കല്യാണം കഴിക്കുന്നില്ലെ എന്ന പതിവ് ചോദ്യം നിന്നു. ആരാധകൻ ആലോചനയുമായി വന്നു എന്ന വെളിപ്പെടുത്തലുമായി അനുശ്രീ Heal Of News കല്യാണം കഴിക്കുന്നില്ലെ എന്ന പതിവ് ചോദ്യം നിന്നു. ആരാധകൻ ആലോചനയുമായി വന്നു എന്ന വെളിപ്പെടുത്തലുമായി അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീക്ക് ലാൽജോസ് തന്റെ സിനിമയിൽ അവസരം കൊടുക്കുകയായിരുന്നു. പിന്നീട് താരത്തിനു കൈ നിറയെ സിനിമകളായിരുന്നു.കല്യാണം കഴിക്കുന്നില്ലേ എന്ന നാട്ടുകാരുടെ പതിവ് ചോദ്യം അവസാനിച്ചെന്ന് തുറന്ന് പറയുകയാണ് അനുശ്രീ. താൻ സിനിമയിലായത് കൊണ്ട് ഇനി വിവാഹം ചെയ്യില്ല എന്ന് അവർ വിധി എഴുതി കാണുമെന്നും അതിനാലാവും നാട്ടിൻ അനുശ്രീ.തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.കല്യാണം കഴിക്കണം എന്ന് പറഞ്ഞു വരുന്ന ഫാൻസ് ഉണ്ട്. എനിക്ക് ആ പയ്യന്റെ പേര് അറിയില്ല. അയ്യോ എനിക്ക് ഒരു ദിവസം പോലും അനുശ്രീ കാരണം ഉറക്കമില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് വലിയ ഒരു മെസ്സേജ് വന്നു, വിൽ യു മാരി മീ എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഞങ്ങൾ പാവം ആളുകൾ ആണ് നിങ്ങളെ പോലെ വലിയ ഫാമിലി ഒന്നുമല്ല. എന്നാലും ഞാൻ പൊന്ന് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു. എനിക്ക് അറിയാം ആ ഇഷ്ടം രണ്ടു മണിക്കൂർ എന്നെ നേരിട്ട് കണ്ടാൽ തീരാവുന്നതെ ഉള്ളൂവെന്ന്. സിനിമ കുറഞ്ഞാൽ തുണിയുടെ ഇറക്കവും കുറയും അനുശ്രീക്ക് വിമർശനവുമായി ആരാധകർ!! എന്റെ ഉള്ളിലെ സ്ത്രീയെ ഞാനിപ്പോൾ തിരിച്ചറിയുന്നു വൈറലായി അനുശ്രീയുടെ പോസ്റ്റ്!! താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്‍റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്‍റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം ആ മൂന്നു പേരില്ലായിരുന്നെങ്കിൽ യൂറോപ്പെന്ന ഭൂഖണ്ഡം മുഴുവനും വാസയോഗ്യമല്ലാതായേനെ ചെർണോബിൽ Three Heroes who saved world from Chernobyl disaster ആ മൂന്നു പേരില്ലായിരുന്നെങ്കിൽ യൂറോപ്പെന്ന ഭൂഖണ്ഡം മുഴുവനും വാസയോഗ്യമല്ലാതായേനെ ചെർണോബിൽ വന്‍ ദുരന്തത്തിന് തൊട്ടുപിന്നാലെ ചെര്‍ണോബില്‍ നിലയത്തില്‍ മറ്റൊരു ഉഗ്ര സ്‌ഫോടനംകൂടി നടക്കേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് മുഴുവന്‍ പതിറ്റാണ്ടുകളോളം മനുഷ്യവാസ യോഗ്യമല്ലാതായി മാറിയേനെ. അതില്ലാതാക്കിയത് മൂന്ന് പേരുടെ നിസ്സ്വാർഥ സേവനമാണ് . ലോകത്തെ നാശങ്ങളിൽ നിന്ന് രക്ഷിച്ചെടുത്ത, നല്ല നാളെകൾ നമുക്കായി സൃഷ്ടിച്ച ചില മനുഷ്യരെ പരിചയപ്പെടുത്തുന്നു- TheirStory യിലൂടെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമാണ് 1986 ഏപ്രില്‍ 26 ന് ചെര്‍ണോബിലില്‍ നടന്നത്. ഹിരോഷിമയില്‍ വര്‍ഷിച്ച ആറ്റംബോംബ് വിതച്ചതിനെക്കാള്‍ 400 മടങ്ങ് അധിക റേഡിയേഷനാണ് ചെര്‍ണോബില്‍ ദുരന്തം ഉണ്ടാക്കിയത്. നിലയം നിലനിന്നിരുന്ന പ്രദേശം അടുത്ത 20,000 വര്‍ഷത്തേക്ക് മനുഷ്യവാസ യോഗ്യമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്‍ ദുരന്തത്തിന് തൊട്ടുപിന്നാലെ ചെര്‍ണോബില്‍ നിലയത്തില്‍ മറ്റൊരു ഉഗ്ര സ്‌ഫോടനംകൂടി നടക്കേണ്ടതായിരുന്നു. അത് സംഭവിച്ചിരുന്നുവെങ്കില്‍ യൂറോപ്പ് മുഴുവന്‍ പതിറ്റാണ്ടുകളോളം മനുഷ്യവാസ യോഗ്യമല്ലാതായി മാറിയേനെ. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത നാശനഷ്ടം വിതക്കുമായിരുന്ന രണ്ടാമത്തെ സ്‌ഫോടനം ഒഴിവാക്കിയത് ചെര്‍ണോബില്‍ നിലയത്തിലെ ജീവനക്കാരായ മൂന്നുപേര്‍ ജീവന്‍ പണയപ്പെടുത്തി നടത്തിയ ദൗത്യമാണ്. ചെർണോബിലിലെ തകർന്ന ആണവ റിയാക്ടർ പരിസരം 1998 AP File Photo വലിയ ദുരന്തത്തിലേക്ക് നയിച്ചത് പാളിപ്പോയ പരീക്ഷണം അന്ന് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഇന്ന് വടക്കന്‍ യുക്രെയ്‌നിലുള്ള ചെര്‍ണോബില്‍. 1986 ഏപ്രില്‍ 25 ന് വി.ഐ ലെനിന്‍ ആണവ വൈദ്യുത നിലയത്തിലെ നാലാമത്തെ റിയാക്ടറില്‍ അറ്റകുറ്റപ്പണി നടത്താന്‍ നിശ്ചയിച്ചിരുന്നു. നിലയത്തിലെ വൈദ്യുതി നിലച്ചാലും റിയാക്ടര്‍ തണുപ്പിക്കാന്‍ കഴിയുമോ എന്ന പരീക്ഷണവും അന്ന് നടത്താനായിരുന്നു തീരുമാനം. പരീക്ഷണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. ഇതോടെ റിയാക്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രണാതീതമായി. റിയാക്ടര്‍ പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനുള്ളില്‍ ചെയിന്‍ റിയാക്ഷനും സ്‌ഫോടനവുമുണ്ടായി. റിയാക്ടറിലെ കോര്‍ തന്നെ പൊട്ടിത്തെറിച്ചു. ഉഗ്ര ആണവ വികിരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ അന്തരീക്ഷത്തിലേക്ക് പ്രവഹിച്ചു. സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group റിയാക്ടറില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്നുണ്ടായ തീപ്പിടിത്തം നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നന്നേ പണിപ്പെട്ടു. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് റിയാക്ടറിനുമേല്‍ മണല്‍ വിതറി. സ്ഫോടനത്തില്‍ രണ്ടുപേർ തത്ക്ഷണം മരിച്ചു. ആണവ നിലയത്തിലെ ചില ജീവനക്കാരെയും ഏതാനും അഗ്‌നിശമന സേനാംഗങ്ങളെയും പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിലയത്തിലെ ജീവനക്കാര്‍ക്കുവേണ്ടി 1970 ല്‍ നിര്‍മ്മിച്ച, തൊട്ടടുത്ത് തന്നെയുള്ള പ്രിപ്യാറ്റ് നഗരത്തിലെ താമസക്കാര്‍ അടക്കമുള്ള സമീപവാസികളെ അധികൃതര്‍ ഒഴിപ്പിച്ചത് ദുരന്തം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇതിനിടെ, തകര്‍ന്ന ആണവ നിലയത്തില്‍നിന്നുള്ള ആണവ വികിരണം സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വരെ എത്തി. സ്വീഡനിലെ ആണവ നിലയങ്ങളില്‍ റേഡിയേഷന്റെ സാന്നിധ്യം വ്യക്തമായതോടെ യുഎസ്എസ്ആറില്‍ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യം സ്വീഡനിലെ വിദഗ്ധര്‍ ഉന്നയിച്ചു. വന്‍ ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കുന്നതെന്ന് ലോകം മനസിലാക്കി തുടങ്ങിയപ്പോഴേക്കും ചെര്‍ണോബില്‍ നിലയത്തില്‍ ഉണ്ടായിരുന്ന 190 മെട്രിക് ടണ്‍ യൂറേനിയത്തിന്റെ 30 ശതമാനവും അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ഡയറക്ടര്‍ 2021 ഏപ്രില്‍ 27 ചൊവ്വാഴ്ച ചെര്‍ണോബിലിലെ പൊട്ടിത്തെറിച്ച ഇതിലും വലുതാകുമായിരുന്നു ദുരന്തം; ഒഴിവാക്കിയത് മൂന്നുപേര്‍ നടത്തിയ ദൗത്യം ചെര്‍ണോബില്‍ ആണവ നിലയത്തിലെ ജീവനക്കാരായ മൂന്നുപേര്‍ ജീവന്‍ പണയംവച്ച് നടത്തിയ ദൗത്യം ഇല്ലായിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. റിയാക്ടര്‍ സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന വാല്‍വുകള്‍ തുറന്ന് അവിടെ കെട്ടിനിന്നിരുന്ന ജലം പുറത്തേക്ക് ഒഴിക്കിക്കളയുക എന്നതായിരുന്നു ആ ദൗത്യം. റിയാക്ടര്‍ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേന പമ്പുചെയ്ത വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു അപ്പോള്‍ താഴത്തെ നില. റേഡിയോ ആക്ടീവ് ജലം നിറഞ്ഞ ഭാഗത്തുള്ള വാല്‍വുകള്‍ ആയിരുന്നു തുറക്കേണ്ടിയിരുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയര്‍ അലക്സി അനനെങ്കോ, സീനിയര്‍ എന്‍ജിനിയര്‍ വലേറി ബെസ്പലോവ്, ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ ബോറിസ് ബാരണോവ് എന്നിവരാണ് ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ആ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ദൗത്യം അവരുടെ ജീവനെടുത്താല്‍ കുടുംബങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരുടെ ഭാവിയെതന്നെ നിര്‍ണയിക്കുന്ന ദൗത്യമാണ് അവര്‍ പൂര്‍ത്തിയാത്തിത്. ചരിത്രത്തിലെതന്നെ സമാനതകളില്ലാത്ത ദൗത്യങ്ങളിലൊന്നായി അത് മാറി. ആണവ ദുരന്തം നടന്ന ദിവസം തീകെടുത്തുന്നതിനായി അഗ്‌നിശമന സേന റിയാക്ടറിലേക്ക് വന്‍തോതില്‍ വെള്ളം പമ്പുചെയ്തിരുന്നു. വന്‍തോതില്‍ റേഡിയോ ആക്ടീവ് ജലം റിയാക്ടര്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കെട്ടിക്കിടക്കാന്‍ ഇത് ഇടയാക്കി. റിയാക്ടറിന് തൊട്ടുതാഴെയുള്ള ബബ്ലര്‍ പൂളുകളില്‍നിന്ന് കൂളന്റ് ഒഴുക്കിക്കളയുന്നതിനുള്ള വാല്‍വുകള്‍ റിയാക്ടറിന് തൊട്ടുതാഴെയുള്ള ഈ നിലയിലാണ് സ്ഥാപിച്ചിരുന്നത്. ആണവ റിയാക്ടറിലെ ഫ്യുവല്‍ റോഡുകള്‍, കെയ്സ്, കോര്‍കണ്‍ടെയ്ന്‍മെന്റ് വെസല്‍ എന്നീഭാഗങ്ങളും സമീപത്തുണ്ടായിരുന്ന മറ്റെല്ലാ വസ്തുക്കളും ഉരുകിയൊലിക്കാന്‍ പ്രാപ്തമായിരുന്നു ന്യൂക്ലിയര്‍ ഫിഷനെ തുടര്‍ന്നുണ്ടായ ചൂട്. ഇത്തരത്തില്‍ രൂപപ്പെട്ട റേഡിയോ ആക്ടീവ് ലാവ നിലയത്തിന്റെ കോണ്‍ക്രീറ്റ് തറയിലൂടെ ഒഴുകി താഴെയുള്ള പൂളുകളിലേക്ക് നീങ്ങുകയാണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. ലാവപോലെയുള്ള വസ്തു ഒഴുകി താഴത്തെ നിലയില്‍ കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ മറ്റൊരു ഉഗ്ര സ്ഫോടനത്തിന് അത് ഇടയാക്കുമായിരുന്നു. ആണവ നിലയത്തിലെ മറ്റ് മൂന്ന് റിയാക്ടറുകള്‍കൂടി തകരാന്‍ ഇത് ഇടയാക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ മാനവരാശിക്ക് കരകയറാനാകാത്ത വന്‍ ദുരന്തമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കെട്ടിക്കിടക്കുന്ന 20 കോടി ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയുക എന്നത് മാത്രമായിരുന്നു വന്‍ദുരന്തം ഒഴിവാക്കാനുള്ള ഏക പോംവഴി. തീകെടുത്താനായി പമ്പുചെയ്ത വെള്ളം കെട്ടിനില്‍ക്കുന്ന റിയാക്ടര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള വാല്‍വുകള്‍ തുറന്നാല്‍ മാത്രമെ വെള്ളം ഒഴുക്കിക്കളയാന്‍ സാധിക്കുമായിരുന്നുള്ളൂ. ആ ദൗത്യത്തിനാണ് മൂന്ന് ജീവനക്കാര്‍ നിയോഗിക്കപ്പെട്ടത്. ഇവരുടെ ദൗത്യം വിജയിച്ചില്ലായിരുന്നുവെങ്കില്‍, രണ്ടാമത്തെ സ്ഫോടനംമൂലം ഉണ്ടാകുമായിരുന്ന മരണസംഖ്യ ലക്ഷങ്ങള്‍ കടന്നേനെ. ഇതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം വര്‍ഷത്തേക്ക് യൂറോപ്പ് മുഴുവന്‍ ജനവാസ യോഗ്യമല്ലാത്ത ഭൂപ്രദേശമായി മാറിയേനേയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. സോവിയറ്റ് മാതൃകയില്‍ നിര്‍മ്മിച്ച നഗരം. ഫ്ലാറ്റുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവ എല്ലാം ഉൾപ്പെടുന്ന പ്രദേശമാണിത്. ഏതാണ്ട് 43000 പേരെയാണ് പ്രിപ്പ്യാറ്റില്‍ നിന്ന് ദുരന്തത്തോടനുബന്ധിച്ച ഒഴിപ്പിച്ചത്. നിലവില്‍ എക്‌സക്ലൂഷണ്‍ സോണിലാണ് ഈ പ്രദേശം പെടുന്നത് Getty images മൂവരുടെയും രക്ഷാദൗത്യം ലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചുവെങ്കിലും അനേകം നിറംപിടിപ്പിച്ച കഥകളാണ് അതേക്കുറിച്ച് പിന്നീട് പ്രചരിച്ചത്. കൂരിരുട്ടില്‍ മൂന്നുപേരും റേഡിയോ ആക്ടീവ് ജലത്തിലൂടെ നീന്തി. ഫ്‌ളാഷ്‌ലൈറ്റ് പ്രവര്‍ത്തന രഹിതമായെങ്കിലും സാഹസികമായി അവര്‍ വാല്‍വ് കണ്ടെത്തി. വാല്‍വ് തുറന്ന് അവര്‍ വീണ്ടും നീന്തി പുറത്തെത്തി എങ്കിലും മാരകമായ റേഡിയേഷനേറ്റ അവര്‍ തൊട്ടുപിന്നാലെ മരിച്ചു. തുടര്‍ന്ന് ഈയംകൊണ്ട് നിര്‍മ്മിച്ച ശവപ്പെട്ടികളില്‍ അവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു എന്നിങ്ങനെ ആയിരുന്നു ആ കഥകള്‍. എന്നാല്‍ 'ചെര്‍ണോബില്‍ 01:23:40' എന്ന പുസ്തകത്തില്‍ ആന്‍ഡ്രൂ ലീതര്‍ബറോ മറ്റൊരു തരത്തിലാണ് സംഭവം വിവരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നില റേഡിയോ ആക്ടീവ് ജലംകൊണ്ട് നിറഞ്ഞിരുന്നു. എന്നാല്‍ കുറേയധികം ജലം അഗ്നിശമന സേനാംഗങ്ങള്‍ പമ്പുചെയ്ത് നീക്കി. അതിനാല്‍ മുട്ടറ്റംവരെ മാത്രമുള്ള റേഡിയോ ആക്ടീവ് ജലത്തിലൂടെ പോയാണ് മൂന്നുപേരും വാല്‍വ് തുറന്നത്. ഇവരെക്കൂടാതെ മറ്റു പലരും കെട്ടിടത്തിന്റെ വെള്ളം നിറഞ്ഞ താഴത്തെ നിലയിലേക്ക് പോയിരുന്നു. എന്നാല്‍ അവരെക്കുറിച്ചോ അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചോ ഉള്ള വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല. അഞ്ചു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനൊടുവില്‍ കണ്ടെത്തിയ വിവരങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ സാഹസിക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തെത്തിയ മൂന്നുപേര്‍ക്കും വന്‍ സ്വീകണമാണ് ലഭിച്ചത്. മൂന്നുപേരും ആഴ്ചകള്‍ക്കകം മരിച്ചുവെന്നതും കെട്ടുകഥ ആയിരുന്നു. അവര്‍ ദീര്‍ഘകാലം ജീവിച്ചു. ബോറിസ് ബാരനോവ് 2005 ലാണ് ഹൃദയാഘാതം മൂലം മരിക്കുന്നത്. മറ്റുരണ്ടുപേരും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജീവിച്ചു. സംഭവത്തെപ്പറ്റി അനകെങ്കോ പിന്നീട് സോവിയറ്റ് മാധ്യമങ്ങളോട് വിവരിച്ചിട്ടുണ്ട്. ചെര്‍ണോബില്‍ ആണവ നിലയത്തിലെ ജീവനക്കാര്‍ തങ്ങളുടെ ദൗത്യത്തിന് സാക്ഷിയായിരുന്നു. താഴത്തെ നിലയിലെ ഒരുകൂട്ടം പൈപ്പുകളാണ് വാല്‍വിലേക്ക് തങ്ങളെ നയിച്ചത്. പൈപ്പുകളില്‍ സെര്‍ച്ച് ലൈറ്റിന്റെ പ്രകാശം പതിച്ചതോടെ ഞങ്ങള്‍ക്ക് വലിയ ആശ്വാസം തോന്നി. വാല്‍വ് തുറന്നതോടെ ജലം പുറത്തേക്ക് ഒഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. തിരിച്ചെത്തിയ തങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമാണ് സഹപ്രവര്‍ത്തകരില്‍നിന്ന് ലഭിച്ചത്. എല്ലാവരും തങ്ങളെ അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ണോബില്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആയിരുന്നുവെന്ന് ഇനിയും കൃത്യമായി വിലയിരുത്തിയിട്ടില്ല. സങ്കല്‍പ്പിക്കാനാവാത്ത വന്‍ ദുരന്തം ഒഴിവാക്കിയ മൂന്നുപേരുടെയും ദൗത്യം സംബന്ധിച്ച പല കഥകളും നിറംപിടിപ്പിച്ചവ ആണെങ്കിലും മറ്റുള്ളവരുടെ സുരക്ഷ മുന്‍നിര്‍ത്തി എന്തും നേരിടാന്‍ തയ്യാറായി മുന്നിട്ടിറങ്ങി എന്നതാണ് അവരെ ഹീറോകളാക്കുന്നത്. പിന്നീട് ദുരന്തം നടന്ന പ്രദേശം അപകടവിമുക്തമാക്കാന്‍ ആറ് ലക്ഷത്തോളം പേര്‍ അവിടെ പ്രവര്‍ത്തിച്ചു. അവരുടെ പ്രവര്‍ത്തനവും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനും റേഡിയേഷന്‍ നിയന്ത്രണ വിധേയമാക്കുന്നതിനും ഉപകരിച്ചു. നിലവില്‍ ഒരു ഉരുക്ക് കവചത്തിനുള്ളിലാണ് അന്ന് പൊട്ടിത്തെറിച്ച റിയാക്ടര്‍ ഉള്ളത്. 2016-ലാണ് ഉരുക്ക് കവചം സ്ഥാപിച്ചത്. പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും റേഡിയേഷന്‍ നിയന്ത്രിക്കാനുള്ള നീക്കങ്ങളും ഇപ്പോഴും തുടരുകയാണ്. 2065 വരെ അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിവരും. നിലവില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശംകൂടിയാണ് ചെര്‍ണോബിലിലെ ദുരന്തഭൂമി. ഇരുമ്പ് ചട്ടക്കൂടിനുള്ളിലുള്ള പൊട്ടിത്തെറിച്ച റിയാക്ടറും കാടുകയറിക്കിടക്കുന്ന ആണവ നിലയവും ആളൊഴിച്ച പ്രിപ്യാറ്റ് നഗരവും നേരില്‍ക്കണ്ട് സഞ്ചാരികള്‍ ഇന്നും അമ്പരക്കുന്നു. അന്നയാൾ ഇല്ലായിരുന്നെങ്കിൽ, കാണ്‍പുര്‍ എക്സ്പ്രസ് ശവശരീരം കൊണ്ടു നിറഞ്ഞേനെ ആണവനിലയത്തിന്‌ സമീപം കാട്ടുതീ; ചെര്‍ണോബിലില്‍ അണുവികിരണത്തിന്റെ തോത് 16 മടങ്ങ് വര്‍ധിച്ചു വിള്ളലിലൂടെ ശ്വസിച്ചു, നീരുറവ ദാഹമകറ്റി; ഗുഹയിൽ കുടുങ്ങിയ 13 ജീവനും അസാധാരണ രക്ഷാപ്രവർത്തനവും അന്നയാൾ ഇല്ലായിരുന്നെങ്കിൽ, കാണ്‍പുര്‍ എക്സ്പ്രസ് ശവശരീരം കൊണ്ടു നിറഞ്ഞേനെ ജീവിതത്തിന്റെ ഒറ്റപ്പെട്ട നിമിഷങ്ങളിൽ, സ്വയം തിരിച്ചറിയാനാവാത്ത യാമങ്ങളിൽ, സന്തോഷത്തിന്റെ നേർത്ത ഒരു ബിന്ദുവായിരുന്നു അവൾക്ക്‌ ആ കുഞ്ഞ്‌. മാതൃവാത്സല്യം നൽകാൻ കഴിയാത്ത ജന്മമെന്ന്‌ സ്വയം ശപിച്ചുകൊണ്ടിരുന്ന നിമിഷങ്ങളായിരുന്നല്ലോ എക്കാലത്തും. ദൈവത്തിന്‌ ചിലപ്പോൾ അങ്ങനെ ചില കണക്ക്‌കൂട്ടലുകളുണ്ടാകും. ചിലത്‌ ചിലർക്ക്‌ മാത്രം നൽകുക. ചിലർക്ക്‌ എക്കാലത്തും അപ്രാപ്യമാക്കി വെക്കുക. ചിലപ്പോഴൊക്കെ ബാത്ത്‌റൂമിലെ കണ്ണാടിക്ക്‌ മുമ്പിൽ, തന്റെ നാഭിയോട്‌ സ്വയം ചോദിക്കാറുണ്ടായിരുന്നു. ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ. ഏതെങ്കിലും ഒരു പ്യൂപ്പ ചിത്ര ശലഭമായി മാറുന്നുണ്ടോ. പക്ഷെ ചോദ്യങ്ങൾ വെറും ചോദ്യങ്ങളായി മാത്രം അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. അല്ലെങ്കിലും ഒരു ചോദ്യത്തിനും സ്‌ഥായിയായ ഒരു ഉത്തരവുമില്ലല്ലോ. വ്യാഴം ഒരു വട്ടം സൂര്യനെ വലയം വെച്ചു കഴിഞ്ഞു. എന്നിട്ടും അല്ലെങ്കിലും കാലം ആരെയും കാത്തിരിക്കുന്നില്ലല്ലോ. ആരോ സ്വിച്ചോൺ ചെയ്‌തു വിട്ട യന്ത്രത്തെപ്പോലെ, അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുകയല്ലേ. നാട്ടിൽ നിന്നും തിരിക്കുമ്പോൾ എല്ലാവരും പറഞ്ഞു. തിരിച്ചു വരുമ്പോൾ ഒറ്റയ്‌ക്കാവരുത്‌, ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടാകും. അപ്പോഴും ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഗൾഫിലെ കാലാവസ്‌ഥ ചിലപ്പോൾ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന്‌ പ്രതീക്ഷകൾ പ്രതീക്ഷകളായി മാത്രം നിലനിന്നു. ഒരിക്കൽ അയാളോട്‌ ചോദിച്ചു. ദൈവത്തിന്‌ നമ്മളോട്‌ മാത്രം എന്തെങ്കിലും ദേഷ്യമുണ്ടോ? ഇല്ല, ദൈവത്തിന്‌ നമ്മളോട്‌ പ്രത്യേകം വാത്സല്യമാണ്‌, അയാൾ പറഞ്ഞു. എന്നിട്ടെന്താ ഇങ്ങനെ, സന്തോഷത്തിന്റെ തീവ്രതകൂട്ടാൻ. ഒരു പക്ഷേ അവളുടെ മനസ്സമാധാനത്തിന്‌ വേണ്ടിയായിരിക്കാം അങ്ങനെ പറഞ്ഞത്‌. ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ രോഗിയുടെ ആത്‌മാവുമായി സംവദിക്കാൻ കഴിവുള്ള ഒരു ഭിഷഗ്വരനാക്കാമായിരുന്നു. ഇടയ്‌ക്ക്‌ അവൾ പറയാറുണ്ടായിരുന്നു. ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി മാത്രം നിലനിന്നപ്പോഴാണ്‌ അവൾ ആയയായി മാറാൻ തീരുമാനിച്ചത്‌. ആദ്യമൊക്കെ അയാളും എതിർത്തിരുന്നു, ‘ഒടുവിൽ ഇരട്ടി ദുഖം മാത്രം സമ്മാനിച്ച്‌ കൊണ്ട്‌ അവൻ നിന്നെയും പിരിഞ്ഞു പോകും. നീ വെറുമൊരു ആയയായി മാത്രം മാറും.“ ’എങ്കിലും സാരമില്ല, ദിവസത്തിന്റെ ചില മണിക്കൂറുകളെങ്കിലും അവൻ സ്വന്തം അമ്മയോടെന്നപോലെ എന്നെ നോക്കി ചിരിക്കുമല്ലോ. അതിൽ ഞാൻ ആത്‌മനിർവൃതി കണ്ടെത്താം.‘ ഓരോ പുലർകാലവും അവളുടെ കണ്ണുകൾ അവനെ കാത്തിരുന്നു. രാവിലെ ഒമ്പത്‌ മണിക്കുള്ള കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം അവൾക്ക്‌ വിരസതയിൽ നിന്നുമുള്ള ഒരു മോചനമായി. അവനും അതേപോലെ, അമ്മയുടെ തണുത്ത കൈകളിൽ നിന്നും അവളുടെ ചൂടുള്ള മാറിലേക്ക്‌ അവൻ ഊർന്നിറങ്ങി. പല്ല്‌ മുളക്കാത്ത വായ വിടർത്തിയുള്ള അവന്റെ ചിരിയിലൂടെ അവൾ കുഞ്ഞുങ്ങളുടെ മാന്ത്രിക ലോകത്തെത്തിച്ചേർന്നു. അസൂയയില്ലാത്ത, വിദ്വേഷമില്ലാത്ത, മത്സരമില്ലാത്ത ഒരു ലോകത്ത്‌. അവിടെ എല്ലാവരും ഒന്നാമന്മാരാണ്‌. സ്‌ഥായിയായ ഒരു ദുഖത്തിനും അവിടെ പ്രസക്തിയില്ല. അവൾ അവനോളം ചെറുതായി. ശൈശവത്തിലേക്കുള്ള തിരിച്ചു പോക്ക്‌. കല്‌പിക്കപ്പെട്ട മണിക്കൂറുകൾ കമ്പ്യൂട്ടറിൽ കുറെ ഡാറ്റകൾ കുത്തി നിറച്ച്‌ അവന്റെ അമ്മ അവനെ കൊണ്ടുപോകാൻ വന്നപ്പോൾ വിദ്വേഷമോ അതോ അസൂയയോ. ഇടയ്‌ക്ക്‌ അയാളോട്‌ പറയാറുണ്ട്‌, അവളുടെ ജോലി സമയം തീരാതിരുന്നെങ്കിലെന്ന്‌. അവന്റെ മുഖഭാവം കാണുമ്പോൾ മനസ്സിലാകും. കാഷ്‌ഠിക്കണമെന്നോ, അതോ മൂത്രമൊഴിക്കണമെന്നോ. കണ്ണുകളിൽ പ്രതികാരത്തിന്റെ സ്‌ഫുലിംഗമില്ല. ചുണ്ടുകളിൽ കുപ്പിപ്പാലിന്റെ മാധുര്യം മാത്രം. അവന്റെ മുഖത്ത്‌ നോക്കുമ്പോൾ ചിലപ്പോൾ തോന്നാറുണ്ട്‌ എന്തിനാണവർ ഇവനെ ഒറ്റയ്‌ക്കാക്കി പോകുന്നതെന്ന്‌ ചിലരങ്ങനെയാണ്‌. ആരെയും സ്‌നേഹിക്കാനൊന്നും സമയമില്ല. സ്വന്തം കുഞ്ഞിനെപ്പോലും വെറുതെയുള്ള ഒരു മത്സരത്തിന്റെ പിറകെ പായുകയാണവർ. ഈ ഓട്ടത്തിനിടയിൽ പാർശ്വവത്‌കരിക്കപ്പെടുന്ന ചില ബന്ധങ്ങൾ അവർ വിസ്‌മരിക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ ആയമാരിൽ ഏല്‌പിച്ച്‌, കുഞ്ഞു വർണ്ണ ഉടുപ്പുകളിൽ തന്നെ കാഷ്‌ഠിക്കാനും മൂത്രമൊഴിക്കാനും പഠിപ്പിച്ച്‌, ആ വിസർജ്ജ്യ വസ്‌തുക്കളിൽ തന്റെ പൃഷ്‌ഠഭാഗം ഉരസുമ്പോഴുള്ള അസ്വസ്ഥതയിൽ, ഹൃദയം നൊന്ത്‌ ആരോടും പരാതിപ്പെടാതെ, തന്റെ കളിപ്പാട്ടങ്ങൾ നോക്കി നിശ്ശബ്‌ദമായി കരയുന്ന ശൈശവങ്ങൾ. അയാൾ അവളോട്‌ പറയാറുണ്ട്‌. ഈ കുഞ്ഞുങ്ങൾ വളരുമ്പോൾ വൃദ്ധസദനങ്ങളും അധികരിക്കും. കാലം അവരിലൂടെ കൃത്രിമ ഹൃദയമുള്ള അമ്മമാരോട്‌ പ്രതികാരം ചോദിക്കും. കുഞ്ഞുങ്ങൾ ഭാരമാകുന്ന അമ്മമാർ, അവരെ ട്രോളികളിൽ തള്ളി നീക്കുന്നത്‌ കാണുമ്പോൾ അവൾ പറയും. അമ്മയുടെ മാറോട്‌ ഒട്ടിച്ചേർന്ന്‌ നില്‌ക്കുമ്പോൾ നടക്കുന്ന ഹൃദയ സവേദനം കൃത്രിമ ചൂട്‌ പകരാൻ കഴിയുന്ന കമ്പിളിയോട്‌ നടത്താൻ കഴിയില്ലല്ലോയെന്ന്‌. പക്ഷേ താൻ അങ്ങനെയൊന്നുമാവില്ല. ചിലപ്പോഴവൾ സ്വന്തം ആത്‌മാവിന്‌ തന്നെ വാഗ്‌ദാനം നല്‌കി. എനിക്കൊരു കുഞ്ഞുണ്ടായാൽ എന്റെ മിനിറ്റുകളും മണിക്കൂറുകളും അവനുള്ളതായിരിക്കും. അവൾ അവനോട്‌ ചിലപ്പോൾ ചോദിക്കാറുണ്ട്‌. ’നീയെന്തേ എന്റെ വയറ്റിൽ പിറന്നില്ല‘. അപ്പോഴവൻ പല്ല്‌ മുളക്കാത്ത വായ പിളർത്തി അവളെ മുഴുവനായും വയറ്റിലാക്കാൻ ശ്രമിക്കും. പിന്നെ അവർ രണ്ട്‌ പേരും സ്വയം പൊട്ടിച്ചിരിക്കും. ഫ്ലാറ്റിന്റെ നാല്‌ ഭിത്തികളിലും പതിച്ച്‌ ചിരിയുടെ തരംഗങ്ങൾ ആ മുറിയാകെ പടരും. തനിക്ക്‌ ചിറകുകൾ മുളച്ചിരുന്നെങ്കിൽ അവനെയും ചിറകിലേറ്റി ആകാശത്തിലെ മേഘങ്ങൾക്കിടയിലൂടെ പറക്കുമായിരുന്നുവെന്ന്‌ വെറുതെ ചിന്തിച്ചു. അവന്റെ മുഖത്തെപ്പോഴും ഒരു തരം വിഷാദഭാവം നിഴലിച്ചിരുന്നു. തനിക്കനിവാര്യമായ ഒന്ന്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നലിൽനിന്നും രൂപം കൊണ്ട ഒരു ഭയം അവനെ പിന്തുടർന്നുകൊണ്ടിരുന്നു. ഒരു കുഞ്ഞിന്റെ ജന്മാവകാശമല്ലേ മാതാവിന്റെ പരിചരണം. പക്ഷേ അവകാശങ്ങൾ വീതം വെക്കുന്ന ഈ ലോകത്ത്‌ ഇതും പകുത്ത്‌ നൽകിയിരിക്കുകയല്ലേ. ചിലപ്പോഴവൻ അമ്മ പോയ വഴിയേ നിർന്നിമേഷനായി നോക്കി നില്‌ക്കും. അപ്പോൾ അവളവനെ വാരിയെടുത്ത്‌ കവിളത്ത്‌ മുത്തം നല്‌കും. ലഭിച്ചുകൊണ്ടിരിക്കുന്ന സന്തോഷം അന്യം നിന്നു പോകുമെന്ന തോന്നലിൽ നിന്നാവാം അയാൾ പലപ്പോഴും അവളെ നിരുത്സാഹപ്പെടുത്തിയിരുന്നു. അന്യന്റെ കുഞ്ഞുങ്ങളെ അധികം സ്‌നേഹിക്കരുത്‌. കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിൽ സ്വാർത്ഥത കാണിക്കുന്നതിനെതിരെ അവൾ പലപ്പോഴും എതിർത്തിരുന്നു. ഹിംസ്ര ജന്തുവായ സിംഹത്തിന്റെ കുഞ്ഞുങ്ങളിൽ പോലും ഒരു നിർമ്മലതയുണ്ടാകും. ആ നൈർമ്മല്യത്തിലും സ്വന്തമെന്നും അന്യമെന്നും കണ്ടെത്താനുള്ള അയാളുടെ ശ്രമത്തെ അവളെന്നും നിരുത്സാഹപ്പെടുത്തിയിരുന്നു. സ്‌നേഹിക്കാൻ പഠിച്ചവൾ സ്‌നേഹത്തിന്‌ നിറങ്ങളോ, ഭാഷയോ, ദേശമോ നല്‌കിയില്ല. അനവധി ദിനങ്ങൾ കഴിഞ്ഞിട്ടും അവനെ കാണാതായപ്പോൾ അവൾ സംശയിച്ചു. വല്ല അസുഖവും അവന്റെ അമ്മയെ ഫോണിൽ വിളിച്ചു ചോദിച്ചു. എന്തോ അവളുടെ മറുപടിയിൽ അത്ര സുഖം തോന്നിയില്ല. തിരക്കിലാണെന്ന്‌ പറഞ്ഞ്‌ പെട്ടെന്ന്‌ ഫോൺ വിച്ഛേദിച്ചു. ഈ മുറിയാകെ നിശ്ശബ്‌ദത തളം കെട്ടിയിരിക്കുന്നു. അല്ലെങ്കിലും അങ്ങനെയാ, പതിവ്‌ തെറ്റുമ്പോൾ വല്ലാത്തൊരു മൂകത. അർത്ഥമില്ലായെന്ന്‌ കരുതിയ ജീവിതത്തിന്‌ അർത്ഥമുണ്ടെന്ന്‌ സ്വയം വിശ്വസിപ്പാനുള്ള ഒരു ശ്രമമായിരുന്നോ ഇത്രയും നാൾ. ഓഫിസിൽ നിന്നും വരുമ്പോൾ അയാളുടെ മുഖവും അത്ര പ്രസന്നമായിരുന്നില്ല. അവൻ വരാത്തതിന്റെ ദുഃഖമായിരിക്കുമോ അയാൾക്കും അവന്റെ അമ്മ ഇപ്പോൾ ജോലിക്ക്‌ പോകാറില്ലേ. അവൾ ചോദിച്ചു. അയാൾ അവളെ തന്നോട്‌ ചേർത്തു പിടിക്കുക മാത്രം ചെയ്‌തു. എന്നും അവനോട്‌ നാട്ടുഭാഷ മാത്രം സംസാരിക്കുന്ന അവളുടെ പരിചരണത്തിൽ കുഞ്ഞ്‌ ഇംഗ്ലീഷ്‌ പരിശീലിക്കില്ലായെന്ന്‌ അവനെ ഇന്നലെ മുതൽ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ബേബി സിസ്‌റ്ററുടെ അടുത്ത്‌ അയക്കാൻ തുടങ്ങിയത്‌ അയാൾ അവളോട്‌ പറഞ്ഞില്ല. പകരം മറുപടിയെന്നോണം അയാൾ പറഞ്ഞു നമുക്ക്‌ തിരിച്ചു പോകാം. കൊച്ചി: ആലുവയിലെ ഭർതൃവീട്ടിൽ മൊഫിയ പർ‍വീൺ നേരിട്ടത് കൊടിയ പീഡനം. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാൾ‍ മൊഫിയയുടെ ശരീരത്തിൽ‍ മുറിവേൽ‍പ്പിച്ചു. ഭർ‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭർ‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭർ‍തൃവീട്ടുകാർ‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നൽ‍കാത്തതിനെ തുർ‍ന്നാണ് പീഡനം തുടർ‍ന്നതെന്നും റിമാൻഡ് റിപ്പോർ‍ട്ട് പറയുന്നു. Man Installed Wife's Statue യഥാർത്ഥ പ്രണയത്തിന് മരണമില്ല; ഭാര്യയുടെ ഓര്‍മ്മയ്ക്കായി പ്രതിമ സ്ഥാപിച്ച് തെലങ്കാന സ്വദേശി തെലങ്കാന സ്വദേശി തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്ക് വേണ്ടിയും അവരോടുള്ള തന്റെ പ്രണയം പ്രകടിപ്പിക്കാനുമായി അവരുടെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് (റിപ്പോർട്ട്- മേദബയാനി ബാലകൃഷ്ണ) യഥാര്‍ത്ഥ പ്രണയത്തിന് മരണമില്ല. നമുക്ക് ചുറ്റുമുള്ള പല ആളുകളും തങ്ങളുടെ സ്‌നേഹവും പ്രണയവും അതുല്യമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവരാണ്. ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയതമ മുംതാസിന് വേണ്ടി പണിതീര്‍ത്തതായിരുന്നു താജ്മഹല്‍. ഈ പ്രണയകുടീരത്തിന്റെ ആശയം പിന്‍പറ്റി ഒട്ടേറേ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ശില്പങ്ങളും, ക്ഷേത്രങ്ങളും ഒക്കെ നിർമിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ തെലങ്കാന സ്വദേശി തന്റെ ഭാര്യയുടെ ഓര്‍മ്മയ്ക്ക് വേണ്ടിയും അവരോടുള്ള തന്റെ പ്രണയം പ്രകടിപ്പിക്കാനുമായി അവരുടെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് Photo- ANI) ഗോജുലബ്ബ ഗഡ്വാള്‍ ജില്ലയിലെ ഗഡ്വാള്‍ പട്ടണത്തില്‍ നിന്നുള്ള 86 വയസുകാരനാണ് ഭാര്യയെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമ നിര്‍മ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി അദ്ദേഹത്തിന് ഏകദേശം 7 ലക്ഷം രൂപ ചെലവായി. അദ്ദേഹത്തിന്റെ ഭാര്യ രാജലക്ഷ്മി 2019 ലാണ് അന്തരിച്ചത്. അവരുടെ ഓര്‍മ്മകള്‍ വിട്ടുപോകാത്ത അദ്ദേഹം, കുടുംബാംഗങ്ങളുടെ പിന്തുണയോടെ അവരുടെ ഒരു പ്രതിമ തന്റെ വീടിന്റെ പരിസരത്ത് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ആ പ്രതിമയെ ആരാധിക്കുകയും ചെയ്യുന്നു Photo- ANI) ഗഡ്വാള്‍ പട്ടണത്തിന് സമീപമുള്ള മറ്റൊരു പ്രദേശത്തുള്ള ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ഒരു ക്ഷേത്രം പണിതിരുന്നു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ പൊദിലി മണ്ഡലത്തില്‍ നിന്നുള്ള പത്മാവതി എന്ന സ്ത്രീയായിരുന്നു ഭര്‍ത്താവിനായി ക്ഷേത്രം പണിതത്. ഒരു അപകടത്തിലായിരുന്നു പത്മാവതിക്ക് തന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് Photo- ANI) സമാനമായ സംഭവങ്ങള്‍ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള വ്യവസായിയായ സേതുരാമന്‍ തന്റെ ഭാര്യ പിച്ചിമണിയമ്മാളിന്റെ മരണശേഷം മധുരയിലെ സ്വന്തം വീട്ടില്‍ അവരുടെ ഒരു ശില്പം സ്ഥാപിച്ചിരുന്നു. സേതുരാമന്‍ തന്റെ ഭാര്യയുടെ ആറടി പ്രതിമ ഉണ്ടാക്കാന്‍ ഒരു ശില്പിയെ ഏല്‍പ്പിക്കുകയും അത് തന്റെ വീട്ടുവളപ്പില്‍ സ്ഥാപിക്കുകയും ചെയ്തു. സേതുരാമന്റെ ഭാര്യ മരിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ആ ശില്പം അനാച്ഛാദനം ചെയ്തത്. കര്‍ണാടകയിലെ കൊപ്പലില്‍ നിന്നുള്ള 57 കാരനായ വ്യവസായി കെ ശ്രീനിവാസ ഗുപ്ത പുതുതായി നിര്‍മ്മിച്ച തന്റെ വീട്ടില്‍ ഭാര്യയുടെ സിലിക്കണ്‍ പ്രതിമ സ്ഥാപിച്ചിരുന്നു. ''പ്രണയത്തിന് പരിമിതികളില്ല. പ്രണയം പ്രകടിപ്പിക്കുന്നത് ഒരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തായിരിക്കുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുന്നു, ചില ആളുകള്‍ സ്നേഹം പ്രകടിപ്പിക്കാൻ വിമുഖത ഉണ്ടെങ്കിലും, ഉള്ളിൽ ഒരുപാട് സ്നേഹം കൊണ്ടുനടക്കുന്നവർ ആയിരിക്കും. ജീവിച്ചിരുന്നപ്പോള്‍ ആരോടെങ്കിലും ഉള്ള സ്നേഹം പ്രകടിപ്പിക്കാതിരുന്നതിന്റെ കുറ്റബോധം കൊണ്ടാണ് ആളുകള്‍ സാധാരണയായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പ്രശസ്ത മനശാസ്ത്രജ്ഞനായ വി ബി പട്ടാഭി റാം ന്യൂസ് 18-നോട് പറഞ്ഞു Photo- ANI) തങ്ങള്‍ സ്‌നേഹിച്ചിരുന്നവര്‍ തങ്ങള്‍ക്കു ചുറ്റും ഉണ്ടായിരുന്നപ്പോള്‍ അവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാത്തവരാണ് എന്ന തോന്നല്‍ ആണ് ആളുകള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കായി ഇതുപോലെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കാരണം വി ബി പട്ടാഭി റാം പറഞ്ഞു Photo- ANI) ആലുവ സി ഐയുടെ സസ്‌പെന്‍ഷന്‍; ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടി ഉണ്ടാകണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍ Poverty Index കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം! 43 years in Pocso നാലര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Holiday തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ 2] 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി. ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും കാകാത്തിയരാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു റാണി രുദ്രമ ദേവി(1245–1289 തെലുങ്ക് రుద్రమ దేవి .രുദ്രമദേവ മാഹാരാജ എന്ന പേരിലും ഇവർ അറിയപ്പെടുന്നു[1] ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം. ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് 2 3] പല രാജ്യങ്ങളും കോവിഡ് മരണങ്ങൾ പല രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങളിൽ വണ്ടിയിടിച്ച് മരിച്ച ആളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ അതും കോവിഡ് മരണമായി ആണ് കണക്കാക്കുന്നത്. മറ്റ് ചിലയിടങ്ങളിൽ ആശുപത്രിമരണങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. കോവിഡ് ബാധിച്ച് വീട്ടിലോ നേഴ്സിങ് ഹോമിലോ മരണപ്പെട്ടാൽ അവ ചിലപ്പോൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോയേക്കാം, ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാതെയും പോയേക്കാം. അതുകൊണ്ട് രാജ്യങ്ങൾ തമ്മിൽ മരണസംഖ്യ താരതമ്യപ്പെടുത്തുന്നതിൽ പ്രസക്തിയില്ല. രാജ്യത്ത് എത്ര പേർ പ്രതിവർഷം മരണപ്പെടുന്നു എന്നത് ഒരുവിധം എല്ലാ രാജ്യങ്ങളും സൂക്ഷിക്കുന്ന കണക്കാണ്. ചില രാജ്യങ്ങൾ മാസം തിരിച്ചുള്ള മരണനിരക്കും രേഖപ്പെടുത്താറുണ്ട് (കേരളത്തിൽ മഴക്കാലമുള്ള മാസങ്ങളിലെ മരണങ്ങൾ കൂടുതലായിരിക്കും അങ്ങനെ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളിലെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന മരണങ്ങളുടെ കണക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകുമല്ലോ. അതുമായി, ഈ വർഷത്തെ മാർച്ച്-ഏപ്രിൽ മരണനിരക്ക് താരതമ്യം ചെയ്ത് നോക്കുക. കോവിഡ് മൂലം, ഈ വർഷം മറ്റ് വർഷങ്ങളെക്കാൽ കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കാനാണ് സാധ്യത. ഇതിനെ നമുക്ക് ‘അധിക മരണ സംഖ്യ’ എന്ന് വിളിക്കാം. ഈ അധിക മരണങ്ങളെ, രാജ്യങ്ങൾ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യയുമായി താരതമ്യം ചെയ്തു നോക്കാം. ഈ കണക്ക് മുകളിൽ പറഞ്ഞവിധം അത്ര ലളിതമല്ല കെട്ടോ. 50 ആമത്തെ മരണം സംഭവിച്ചതു മുതലുള്ള സമയത്തുള്ള കോവിഡ് മരണങ്ങളാണ് കണക്കിലെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മരണങ്ങളുടെ ഹിസ്റ്റോറിക്കൽ ആവറേജ് ആണ് പരിഗണിച്ചിരിക്കുന്നത്. വിസ്താരഭയം മൂലം ഇതിനെക്കുറിച്ച് പരാമർശിക്കുന്നില്ല. സ്വീഡൻ്റെ കാര്യം എടുക്കാം. സ്വീഡനിൽ ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 1,677 കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷെ, കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആകെ 1,509 മരണങ്ങൾ മാത്രം, എന്നുവച്ചാൽ അധികമരണങ്ങളുടെ 90% മാത്രം. ബാക്കി 10% പേർ എങ്ങനെ മരിച്ചു? രണ്ട് വിശദീകരണങ്ങൾ ആണ് ഉള്ളത്. ഇവർ കോവിഡ് വന്ന് മരിച്ചതാവാം, പക്ഷെ ഇവരെ സർക്കാർ കോവിഡ് മരണങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ ഇവർ കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധിയിൽ മരിച്ചതാവാം, കോവിഡിനു വേണ്ടി വെൻ്റിലേറ്റർ ഉപയോഗിക്കേണ്ടി വന്നതുകൊണ്ട് വെൻ്റിലേറ്റർ കിട്ടാതെ മറ്റ് അസുഖങ്ങൾ കാരണം മരിച്ചവർ, സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവർ എന്നിവരൊക്കെ ഈ ഗണത്തിൽ പെടും. 90 ശതമാനവും കൊറോണ മരണങ്ങൾ ആയി റിപ്പോർട്ട് ചെയ്യുന്ന സ്വീഡൻ മികച്ച രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കരുതാം. അതേസമയം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഇത് വെറും 5% ആണ്. അവിടങ്ങളിൽ സർക്കാർ കുറേ കൊറോണ മരണങ്ങൾ മറച്ചുവയ്ക്കുകയോ, കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ശേഖരിക്കാൻ കഴിയാതിരിക്കുകയോ, ടെസ്റ്റിങ് നടത്താത്തതുകൊണ്ട് കുറേ കൊറോണ മരണങ്ങൾ സ്ഥിതീകരിക്കതെ പോകുകയോ ചെയ്യുന്നുണ്ടാവണം. ചിലപ്പോൾ ആശുപത്രികൾ എല്ലാം കൊറോണയ്ക്ക് വേണ്ടി സജ്ജമാക്കി, മറ്റ് അസുഖങ്ങളെ അവഗണിക്കുന്നുണ്ടാവണം. യാത്രകൾക്കും മറ്റും നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് വാഹനാപകട മരണങ്ങൾ കുറവായിരിക്കുമല്ലോ, ആ കുറവും കൂടി പരിഗണിച്ചാൽ ജക്കാർത്ത ചെയ്യുന്ന റിപ്പോർട്ടിങ് തീരെ വിശ്വസിനീയമല്ല എന്നാണ് തോന്നുന്നത്. സത്യാവസ്ഥ എന്തുതന്നെയാണെങ്കിലും, രാജ്യങ്ങൾ പുറത്ത് വിടുന്ന കണക്കുകൾ അതേ പടി വിശ്വസിക്കാൻ ആവില്ല എന്നും, മരണനിരക്കിൽ താരതമ്യങ്ങൾ നടത്താൻ സാധിക്കില്ല എന്നും കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്. പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു ദാമോദരൻ ഡോക്ടർ ഉണ്ടായിരുന്നു. ഇദ്ദേഹം നല്ല നൈപുണ്യവും, സ്വഭാവവുമുള്ള ആളായിരുന്നു. ഫീസ് വെറും പത്ത് രൂപയായിരുന്നു. പാവപ്പെട്ടവരെ ഇദ്ദേഹം ഫ്രീയായി ചികിത്സിക്കും. ഇപ്പോഴത്തെ ഡോക്ടർ കുട്ടികൾക്കൊക്കെ എന്തൊരു ഗമയാണ്. നൂറും ഇരുന്നൂറും ഒക്കെയാണ് ഫീസ് വാങ്ങുന്നത്. പാവപ്പെട്ടവർക്ക് പൈസ ഇല്ലെങ്കിൽ ഇവരെ കാണിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ്. മെഡിക്കൽ പ്രൊഫഷൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരുപാട് അധഃപതിച്ചു പോയി. ഈ മോണോലോഗ് കേൾക്കാത്ത യുവഡോക്ടർമാർ ഉണ്ടാകില്ല. ദാമോദരൻ ഡോക്ടർക്ക് പകരം അബ്ദുല്ല ഡോക്ടർ എന്നോ, ജോസഫ് ഡോക്ടർ എന്നോ പേരുകൾ മാറി മാറി വരും എന്ന വ്യത്യാസമേ ഉള്ളൂ (ബാലൻസിങ്ങിനു വേണ്ടി മൂന്ന് മതക്കാരുടെ പേരുകളും ചേർത്തിരിക്കുന്നു പണ്ട് ഞാൻ ഇതിനെക്കുറിച്ച് വളരെയധികം ആലോചിച്ചിട്ടുണ്ട്. പണ്ടത്തെ ഡോക്ടർമാർക്കുള്ള എന്താണ് പുതിയ ഡോക്ടർമാരിൽ ഇല്ലാത്തത്? പിന്നീട് മനസിലായത് മലയാളികൾ എപ്പോഴും പഴയകാലമഹിമയും പേറി നടക്കുന്നവരാണെന്നാണ്. പണ്ടത്തെ വിദ്യാർത്ഥികളാണ് അച്ചടക്കമുള്ളവർ എന്നും, പണ്ടത്തെ മനുഷ്യർക്കാണ് ആരോഗ്യം കൂടുതലുണ്ടായിരുന്നതെന്നും, പണ്ടത്തെ സിനിമയിലെ കഥയായിരുന്നു നല്ലതെന്നും പറയുന്നതിൻ്റെ കൂട്ടത്തിൽ പണ്ടത്തെ ഡോക്ടർമാരെയും കൂട്ടി പറഞ്ഞു എന്നേ ഉള്ളൂ. പിന്നെ, ഫീസ് പണ്ടത്തേതിനെക്കാൾ കൂടുതലാണെന്ന കാര്യം ശരിയാണ്. ജനങ്ങളുടെ വരുമാനം കൂടിയതോടും, രൂപയ്ക്ക് വിലയിടിഞ്ഞതോടും, അവശ്യസാധനങ്ങളുടെ വില കൂടിയതുകൊണ്ടും ഇരുപത് രൂപയ്ക്ക് പ്രൈവറ്റ് ഡോക്ടറെ കാണിക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ രണ്ട് രൂപയ്ക്ക് ഡോക്ടറെ അതേദിവസം തന്നെ കാണാനുള്ള സൗകര്യവും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഉണ്ട്. ഒരു ദിവസം കാണിക്കാൻ വന്ന എല്ലാ രോഗികളെയും പരിശോധിച്ച ശേഷമേ പി.എച്ച്.സികളിലെ ഡ്യൂട്ടി ഡോക്ടർമാർ സാധാരണഗതിയിൽ ഇറങ്ങാറുമുള്ളൂ. ഡോക്ടർമാർ പണം പിടുങ്ങുന്നതിനെക്കുറിച്ച് പറയുന്നവർ സർക്കാർ ഡോക്ടർമാർ നൽകുന്ന ഈ മികച്ച സർവീസിനെ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. ചിലർ ഇത്തരത്തിൽ ചില്ലറ ചാരിറ്റിയൊക്കെ പരസ്യമായി നടത്തി, “ദാനശീലനായ ഡോക്ടർ” എന്ന പേരുണ്ടാക്കുന്നത് എന്തിനായിരിക്കും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ‘ഉദാരമനസ്കത’ കണ്ട് രോഗികൾ ഇദ്ദേഹത്തിന് മുകളിൽ പറഞ്ഞ ‘ദാമോദരൻ ഡോക്ടറുടെ’ സ്റ്റാറ്റസ് കൊടുക്കും എന്ന് വിചാരിക്കുന്നുണ്ടാവാം. നല്ല ഡോക്ടറാണെന്ന ഖ്യാതി നേടിയാൽ കൂടുതൽ പ്രൈവറ്റ് കൺസൾട്ടേഷനുകൾ ലഭിക്കും എന്ന് ചിന്തിക്കുന്നുണ്ടാവാം. ആഴ്ചയിൽ വെറും നൂറ് രൂപയുടെ ചിലവിൽ നൂറ് രോഗികളെ അധികം വീട്ടിലെ ക്ലിനിക്കിൽ എത്തിക്കാം എന്ന് വിചാരിക്കുന്നുണ്ടാവാം. എന്തോ, ഇത്തരം ചീപ്പ് ചാരിറ്റികളിൽ എനിക്ക് കച്ചവടമനോഭാവം മാത്രമേ കണ്ടെത്താൻ കഴിയുന്നുള്ളൂ. പോപ്പുലിസം കളിക്കുന്നവർക്ക് വ്യക്തമായ അജണ്ടകൾ ഉണ്ടാകുമെന്നും കൂടി ഓർക്കുക. പണം പിടുങ്ങുന്ന കാര്യത്തിൽ രാഷ്ട്രീയക്കാർ കഴിഞ്ഞാൽ ഡോക്ടർമാരെയാണ് സമൂഹം മുൻപന്തിയിൽ നിർത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. ഡോക്ടർ പത്ത് മിനിറ്റ് കൺസൾട്ടേഷന് 150 രൂപ മേടിക്കുന്നതുകൊണ്ടാവാം. ഒരു ശരാശരി രോഗി 150 രൂപ സമ്പാദിക്കുന്നത് ഏതാണ്ട് മൂന്ന് മണിക്കൂർ ജോലി ചെയ്തിട്ടാണ്. തങ്ങളുടെ മൂന്ന് മണിക്കൂറിൻ്റെ അധ്വാനം ഡോക്ടറുടെ വെറും പത്ത് മിനിറ്റിലെ അധ്വാനമാണെന്ന് ചിന്തിക്കുമ്പോൾ ഇത് അന്യായമാണെന്ന് തോന്നുന്നത് സ്വാഭാവികം. ജീവിതത്തിലെ നല്ലകാലത്തിൽ ഭൂരിഭാഗം സമയവും മാറ്റിവച്ച്, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ട്രൈനിങ് നേടിയതു കൊണ്ടാണ് ഡോക്ടർക്ക് പത്ത് മിനിറ്റിൽ പരിശോധന നടത്തി മരുന്ന് കുറിക്കാൻ കഴിയുന്നത് എന്നത് പല രോഗികളും ഓർക്കാറില്ല. സമയവും കാലവും മറന്നുള്ള, റിസ്കുകൾ വളരെയധികമുള്ള ജോലിയാണ് ഡോക്ടറുടേതെന്നും ഓർക്കാറില്ല. ജോലി ചെയ്യുന്നവർക്ക് ന്യായമായ കൂലി കൊടുക്കാനാണ് മലയാളികൾക്ക് മടി. അതിന് കൃഷിത്തൊഴിലാളിയെന്നോ ഡോക്ടറെന്നോ വ്യത്യാസമില്ല. അതേസമയം, പൈസ ഇരട്ടിപ്പിച്ചു തരുന്ന ഫ്രോഡുകൾക്കും, മണി ചെയിനുകൾക്കുമൊക്കെ എത്ര പൈസ കൊടുക്കാനും തയ്യാറുമാണ്. ലക്ഷങ്ങൾ നഷ്ടം വരുന്ന ബിസിനസുകളും എത്ര റിസ്ക് എടുത്തും ചെയ്യും. ഇത്തരം അബദ്ധങ്ങൾക്ക് തലവെച്ചു കൊടുത്ത് ഭീമമായ നഷ്ടം സംഭവിക്കുമ്പോൾ ഇരുപുറം നോക്കി, ആരും കണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി, ഒന്നും അറിയാത്തതുപോലെ നടക്കാനാണ് മലയാളി താല്പര്യപ്പെടുന്നത്. അപ്പോഴും കൃഷിത്തൊഴിലാളിയും ഡോക്ടറും കൂലി കൂടുതൽ ചോദിക്കുന്നതിനെക്കുറിച്ച് നിരന്തരം പരാതി പറയും. പണം പിടുങ്ങുന്ന വേറൊരു കൂട്ടരുണ്ട്. ജേണലുകളും പുസ്തകങ്ങളും പബ്ലിഷ് ചെയ്യുന്ന കമ്പനികളാണിവർ. എൽസവെയർ എന്ന കമ്പനിയൊക്കെ കഴുത്തറപ്പൻ ലാഭമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ്. ഗവേഷകർ തങ്ങളുടെ ശാസ്ത്രപ്രബന്ധങ്ങൾ സൗജന്യമായാണ് ഇത്തരം കമ്പനികളുടെ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഈ പ്രബന്ധങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ഉയർന്ന ഫീസാണ് ഗവേഷകരിൽ നിന്ന് ഈടാക്കുന്നത്. ഫിൻലാൻ്റ് മാത്രം പബ്ലിഷിങ് കമ്പനികൾക്ക് പ്രതിവർഷം 29 മില്യൺ യൂറോ ആണ് (ഏതാണ് 230 കോടി രൂപ) കൊടുത്തുകൊണ്ടിരുന്നത്. ജർമനി, സ്വീഡൻ, ഫിൻലൻ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റികൾ, എൽസവെയർ അടക്കമുള്ള കമ്പനികൾ ഭീമമായ തുക ഈടാക്കുന്നതിൽ പ്രതിഷേധിച്ച്, ഇവരുമായുള്ള കോണ്ട്രാക്റ്റ് പിൻവലിച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വീഡനിൽ 2018 ജൂലൈ 1 മുതൽ പ്രസിദ്ധീകരിച്ച എൽസവയർ ജേണൽ പേപ്പറുകളൊന്നും നേരിട്ട് ലഭ്യമല്ലാതായി. എൽസവെയർ ഒരു പാഠം പഠിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. നേരത്തേ പറഞ്ഞ എൽസവെയർ എന്ന കമ്പനി ഒരു സ്റ്റുഡൻ്റ് അംബാസഡർ പ്രോഗ്രാം നടത്തുന്നുണ്ട്. 2013-ലെ സ്റ്റുഡെൻ്റ് അംബാസഡർ പ്രോഗ്രാമിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അന്നേ ഇവർ കഴുത്തറപ്പന്മാരാണെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല. സ്വന്തമായി നയാപൈസ കയ്യിലില്ലാത്ത കാലമാണ്. പ്രോഗ്രാമിൽ ചേർന്ന്, അവരുടെ പുസ്തകങ്ങളിലെ തെറ്റുകളോ, അപൂർണ്ണ വിവരങ്ങളോ കണ്ടെത്തി, അതിനെക്കുറിച്ച് റിവ്യൂ എഴുതിക്കൊടുത്താൽ 20,000 രൂപ വിലയുള്ള ടെക്സ്റ്റ് ബുക്കുകൾ തരാം എന്ന എൽസവെയറിൻ്റെ ഓഫറിൽ ഞാൻ വീണു. നെൽസൺസ് പീഡിയാട്രിക്സ് ടെക്സ്റ്റ്ബുക്ക് ഒക്കെ എനിക്ക് റിവ്യൂ എഴുതിയതുകൊണ്ട് കിട്ടിയതാണ്. ഇപ്പോഴായിരുന്നെങ്കിൽ ഇത്തരം ഒരു കമ്പനിയെ എൻഡോർസ് ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാകുമായിരുന്നില്ല. നൂറു രൂപ സക്കാത്ത് കിട്ടാൻ വേണ്ടി ഡോക്ടറെ വണങ്ങുന്ന രോഗിയുടെ അവസ്ഥയും, വിലകൂടിയ പുസ്തകങ്ങൾ കിട്ടാനായി എൽസവെയറിനെ താങ്ങി നടക്കുന്ന വിദ്യാർത്ഥിയുടെ അവസ്ഥയും ഏതാണ്ട് ഒരുപോലെത്തന്നെയാണ് ഇപ്പോൾ മനസിലാകുന്നു. ചികിത്സയ്ക്ക് ചിലവേറുന്നതിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ചികിത്സയ്ക്ക് ചിലവേറുന്നതിൻ്റെ മുഴുവൻ കുറ്റവും വന്നുചേരുന്നത് ഡോക്ടറുടെ തലയിലാണ്. ലാബ് പരിശോധനയ്ക്ക് വിലയേറിയാലും, മരുന്നിന് വില കൂടിയാലും, ഹോസ്പിറ്റൽ സർവീസുകളുടെ വില കൂട്ടിയാലും അവസാനം എല്ലാത്തിൻ്റെയും പഴി കേൾക്കേണ്ടി വരുന്നത് ഡോക്ടർമാർ മാത്രമാണ്. ആരോഗ്യമേഖലയിൽ രോഗി നേരിട്ട് സമ്പർക്കം പുലർത്തുന്നയാൾ എന്ന നിലയ്ക്ക് ആരോഗ്യമേഖല=ഡോക്ടർ എന്ന സമവാക്യം തന്നെ രൂപപ്പെട്ടു വന്നിട്ടുള്ളതിനാലാകാം എല്ലാ പഴിയും ഡോക്ടർക്ക് കേൾക്കേണ്ടി വരുന്നത്. ഇവിടെ നമ്മൾ മനസിലാക്കേണ്ട കാര്യം, ഈ പ്രശ്നം ഡോക്ടർമാരുടെ കയ്യിൽ ഒരുങ്ങുന്നതല്ല, എന്നതാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം അവിടുത്തെ സ്റ്റേറ്റിൻ്റെ ചുമതലയാണ്. നമ്മൾ കൊടുക്കുന്ന ടാക്സ് ഉപയോഗിച്ച്, ചിലവു കുറഞ്ഞതും, ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ സർക്കാർ തരേണ്ടതുണ്ട്. കേരളത്തിലും, ഇന്ത്യയിൽ മറ്റിടങ്ങളിലും, സർക്കാർ സംവിധാനം അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ, ചികിത്സയ്ക്കായി രോഗികൾക്ക് പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ടു തന്നെ അവർക്ക് നഷ്ടം സഹിച്ചുകൊണ്ട് ചികിത്സ നടത്താൻ കഴിയില്ല. പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സാചിലവ് കൂടുന്നുണ്ടെങ്കിൽ അത് സർക്കാർ എടുക്കുന്ന മോശം പോളിസികളുടെ പരിണിതഫലമായി സംഭവിക്കുന്നതാണ് എന്നതുകൊണ്ട്, ഡോക്ടർമാർ വിചാരിച്ചതുകൊണ്ട് മാത്രം ചികിത്സാചിലവ് കുറയുന്നില്ല. ഡോക്ടർ എന്നത് വേതനത്തിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയാണ്. ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളം അവർക്ക് അർഹതപ്പെട്ടതാണ്. അതിനാൽ ഡോക്ടർമാരോട് നഷ്ടം സഹിച്ച് ചികിത്സിക്കണം എന്ന് ആവശ്യപ്പെടുന്നതും നീതിയല്ല. ചുരുക്കി പറഞ്ഞാൽ, ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ ലഭ്യമാക്കാത്തപക്ഷം, രോഗികളുടെ ചികിത്സാചിലവ് ഇനിയും കൂടുകയേ ഉള്ളൂ. അതിനാൽ സർക്കാർ അടിയന്തരമായി ആരോഗ്യമേഖലയിൽ കൂടുതൽ ധനനിക്ഷേപം നടത്തുകയും, സർക്കാർ ആശുപത്രികളിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കുകയും, മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ആരോഗ്യമേഖല കോർപ്പറേറ്റ് ഭീമന്മാരുടെ കയ്യിലകപ്പെട്ടാൽ എന്തു സംഭവിച്ചേക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽ കാണാം. ഇത്രയും വായിച്ചശേഷം, രോഗികളുടെ കയ്യിൽ നിന്നും ഒരുപാട് പണം പിടുങ്ങുന്ന കഴുത്തറപ്പൻ ഡോക്ടർമാരും ഇല്ലേ എന്ന സംശയം സ്വാഭാവികമായും വരാം. കൊള്ളലാഭം ഉണ്ടാക്കുന്ന ഡോക്ടർമാരും ഉണ്ട് എന്നതിൽ സംശയമൊന്നുമില്ല. നൈതികമല്ലാത്ത രീതിയിൽ പണം സമ്പാദിക്കുന്ന കുറച്ച് പേർ എല്ലാ മേഖലയിലും ഉള്ള പോലെ ഡോക്ടർമാർക്കിടയിലും ഉണ്ട്. എന്ന് വച്ച് തോന്നിയതു പോലെ ചികിത്സിക്കാനും പണം വാങ്ങാനും ഡോക്ടർക്ക് പരിമിതികളുണ്ട്. പാലം നിർമ്മിക്കാനായി വകയിരുത്തിയ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഈസിയായി കയ്യിട്ട് വാരുന്നത് പോലെ എളുപ്പമുള്ള പണിയല്ല ഓരോ രോഗിയെയും കബളിപ്പിച്ച് പണം പിടുങ്ങുക എന്നത്. ആധുനിക കാലത്തെ രോഗികൾ ചികിത്സയുടെ ചിലവിനെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ചിലവ് കൂടുതലാണ് എന്ന നേരിയ തോന്നൽ ഉണ്ടായാൽ പോലും, മറ്റൊരു ഡോക്ടറെക്കൂടി കണ്ട് ചിലവിൻ്റെ കാര്യത്തിൽ ഉറപ്പു വാങ്ങിയതിനു ശേഷമേ രോഗി ചികിത്സയ്ക്ക് തയ്യാറാവാറുള്ളൂ. ഒരു ഡോക്ടർ താൻ ചെയ്ത ചികിത്സ കൃത്യമായി ഡോക്യുമെൻ്റ് ചെയ്യുകയും, അത് രോഗിക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. കാശുണ്ടാക്കാൻ വേണ്ടി അമിത ചികിത്സ നടത്തിയാൽ, ഹോസ്പിറ്റൽ ബില്ലും, പ്രിസ്ക്രിപ്ഷനും കയ്യിലുള്ള രോഗി എന്നെങ്കിലും സത്യാവസ്ഥ അറിഞ്ഞ്, ഡോക്ടർക്കെതിരെ നിയമനടപടിക്ക് മുതിർന്നേക്കാം. കൂടാതെ, ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സൽപ്പേര് വളരെ പ്രധാനമാണ്. “പണം പിടുങ്ങുന്ന ഡോക്ടർ” എന്ന അപഖ്യാതി നേടിയാൽ ചികിത്സയ്ക്ക് സമീപിക്കുന്ന രോഗികളുടെ എണ്ണവും കുറയും. ഇതൊന്നും പോരാതെ, സ്വന്തം മനസ്സാക്ഷി ഡോക്ടറെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും, വലിയ റിസ്കെടുത്തും ചില ഡോക്ടർമാർ കൊള്ളലാഭം വാങ്ങിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാൻ. ഇവർ എണ്ണത്തിൽ കുറവായിരിക്കും എന്ന് മാത്രം. ഇത്തരക്കാരെ ഓഡിറ്റ് ചെയ്യാൻ ഡോക്ടർമാരുടെ സംഘടനകൾ തയ്യാറായാലേ രോഗികൾക്ക് നൈതികമായ ചികിത്സ ഉറപ്പാക്കാൻ പറ്റുകയുള്ളൂ. 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്? 2. ഏത് വിഷയത്തിൽ പി.ജി എടുക്കണം? 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്? 6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ 8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1 ഭാഗം 2) 14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം? മലയാളികൾക്ക് ഏതു തരം രോഗങ്ങളെക്കുറിച്ചാണ് അവബോധം ആവശ്യമുള്ളത് എന്നത് അറിയാൻ എനിക്ക് വളരെ അധികം ആഗ്രഹമുണ്ട്. ഒരു ഡോക്ടർ എന്ന നിലയിലും, ഇൻ്റർനെറ്റിൽ ആരോഗ്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുന്ന വ്യക്തി എന്ന നിലയിലും എനിക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണം എന്ന ആഗ്രഹവുമുണ്ട്. ഉത്തരം കിട്ടാനായി ഞാൻ ആദ്യം ചെന്ന് നോക്കിയത് ഗൂഗിളിൽ തന്നെയാണ്. രോഗം മാറാൻ മതത്തിൽ എന്തൊക്കെ ചെയ്യാം എന്ന സെർച്ച് ആണ് ഹൈലൈറ്റ്. ഇത് കൂടാതെ, രോഗം വരാതിരിക്കാൻ എന്തു ചെയ്യാമെന്നും, രോഗം പരത്തുന്നവ എന്താണെന്നുമൊക്കെ ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മോശമില്ല. അടുത്തതായി തിരഞ്ഞത് ആരോഗ്യം എന്ന വാക്കായിരുന്നു. ആരോഗ്യ വാർത്തയും, ആരോഗ്യ പ്രസംഗങ്ങളും, മലയാളത്തിൽ ആരോഗ്യവിഷയങ്ങളും കേൾക്കാൻ താല്പര്യമുള്ള ജനത. നല്ല കാര്യം. ഇനി മരുന്ന് എന്ന് തിരഞ്ഞ് നോക്കിയാലോ? മരുന്ന് മാഫിയ, മരുന്ന് വില, മരുന്ന് പരീക്ഷണം എന്നിവയൊക്കെ ഒരു ശരാശരി ഓൺലൈൻ മലയാളിയെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ഇനി, ശരീരത്തെക്കുറിച്ച് മലയാളി എന്തറിയാനാണ് ആഗ്രഹിക്കുന്നത്? റേസിസ്റ്റ് മലയാളി ഇവിടെ തലപൊക്കുന്നു. ശരീരം വെളുക്കുന്നതിനാണ് ഏറ്റവും ഡിമാൻ്റ്. നീളം വയ്ക്കാനും, തടിക്കാനും ശ്രമിക്കുന്നവരുണ്ട്. സ്ത്രീകളെക്കുറിച്ച് മലയാളി അറിയാൻ ശ്രമിക്കുന്നുണ്ടോ? സ്ത്രീക്ക് സുരക്ഷയും, ശാക്തീകരണവുമൊക്കെ വേണ്ടത് തന്നെ, എന്നാലും മലയാളികൾക്ക് കൗതുകം സ്ത്രീകളുടെ സ്ഖലനം, വശീകരണം, ശുക്ലം, മനശാസ്ത്രം എന്നിവയിലാണ്. ഗൂഗിളിനെ കൂടാതെ, ഞാൻ വിക്കിപീഡിയയിലും തിരഞ്ഞു. ആരോഗ്യത്തെയും, മനുഷ്യശരീരത്തെയും കുറിച്ചുള്ള വിക്കിപീഡിയ താളുകളിൽ 2018 വർഷത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട താളുകൾ ക്രമത്തിൽ കൊടുത്തിരിക്കുന്നു അവലംബം) അടുത്തതായി ഈ ബ്ലോഗിൽ നിന്നുള്ള തിരച്ചിൽ പദങ്ങൾ തന്നെയാണ് ഞാൻ പഠനവിധേയമാക്കിയത്. ബ്ലോഗിനകത്തുള്ള സെർച്ച് ബാറിൽ തിരഞ്ഞ പദങ്ങൾ എനിക്ക് കാണാനാവും. ബ്ലോഗിലെ 2018-വർഷത്തിലെ ആരോഗ്യസംബന്ധമായ തിരച്ചിൽ പദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു. പ്രസവശേഷം വയർ കുറയ്ക്കാൻ തുണി കെട്ടാമോ? അങ്ങനെ ഈ ആശാന് പ്രജകളുടെ ഇംഗിതങ്ങൾ ഏകദേശമൊക്കെ മനസിലായി വരുന്നുണ്ട്. പ്രജാവൽസലയായ ആശാൻ എന്നെങ്കിലും ഈ ലിസ്റ്റുകളിലുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ എഴുതുന്നതായിരിക്കും. എല്ലാവർക്കും ശുഭദിനം. 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്? 2. ഏത് വിഷയത്തിൽ പി.ജി എടുക്കണം? 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്? 6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ 8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1 ഭാഗം 2) 14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം? ലേഡി ഡോക്ടർ സീരീസ് ഞാൻ വിചാരിച്ചതിലുമധികം ജനപ്രിയമായി. വായിക്കുകയും, അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇത്തവണത്തെ പോസ്റ്റിൽ പ്രതിപാദിക്കുന്നത് ചില ന്യായവൈകല്യങ്ങളെക്കുറിച്ചും, അവ സ്ത്രീകളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. നമ്മൾ ജീവിതത്തിൽ സാധാരണഗതിയിൽ കാണാതെ പോകുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ ഊന്നി പറഞ്ഞിരിക്കുന്നത്. സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിവേചനം നടക്കുന്നുണ്ട് എന്ന് ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റുള്ളവർ ഈ പ്രശ്നത്തെ A) നിഷേധിക്കുകയോ B) അവഗണിക്കുകയോ C) നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ട്, വിവേചനം ഒരു പ്രശ്നം അല്ല എന്ന് വിചാരിക്കുന്ന ജനതയാണ് ശരിക്കും പറഞ്ഞാൽ ഏറ്റവും വലിയ പ്രശ്നം. പ്രശ്നം ഉണ്ട് എന്ന് സമ്മതിക്കൽ തന്നെ പ്രശ്നപരിഹാരത്തിലേക്കുള്ള വലിയ കാൽവെപ്പാണ്. വിവേചനം സർവ്വസാധാരണമാണെന്നറിഞ്ഞിട്ടും എന്താണ് പലരും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത്? പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ ആ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടി വരുമോ എന്ന ആധി പലർക്കുമുള്ളതാണ്. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളെ കാര്യമായൊന്നും ബാധിക്കാത്തെ പ്രശ്നത്തെ പരിഹരിക്കാൻ ഊർജ്ജം ചിലവഴിക്കുന്നത് പ്രയാസമാണ്. അതുകൊണ്ട്, ഏറ്റവുമെളുപ്പം ഇവിടെ പ്രശ്നമൊന്നുമില്ല എന്നങ്ങ് ഒഴുക്കിൽ പറഞ്ഞ് പോകുന്നതാണ്. വേറെയും ചിലർക്ക്, പ്രശ്നമുണ്ടെന്ന് അംഗീകരിക്കൽ വലിയ കുറച്ചിലാണ്. ഇത് കൂടുതലായും കണ്ടുവരുന്നത് അധികാരശ്രേണിയിലെ ഉന്നതങ്ങളിൽ ഇരിക്കുന്നവരിലാണ്. തങ്ങളുടെ അധികാരപരിധിയിൽ പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ, തങ്ങളുടെ ഭരണം പരാജയമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കുമോ എന്ന പേടി ഇവരെ അലട്ടും. അതുകൊണ്ട് പ്രശ്നം ഉന്നയിക്കുന്നവരുടെ ശബ്ദങ്ങൾ ഉയരാതിരിക്കാൻ ഇവർ പരമാവധി ശ്രമിക്കും. അധികവായനയ്ക്ക് The No-Problem problem വേറെയും ചിലരുണ്ട്. ഉദാഹരണത്തിന്, കോളേജ് യൂണിയനിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് പറയുമ്പോൾ, ദേ കോളേജിലെ പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നുണ്ടല്ലോ, അത് സ്ത്രീ ശാക്തീകരണമല്ലേ എന്ന് പറയും. ഇങ്ങനെ, പരിഹാരം ആവശ്യമായിട്ടുള്ള പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി, മറ്റേതെങ്കിലും വിഷയം എടുത്തിടും. ഇത്തരക്കാർ ഒരുക്കുന്ന കുരുക്കിൽ വീണുപോകരുത്. യൂണിയനിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതും, പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നതും വേറെ വേറെ വിഷയങ്ങളാണെന്നും, ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് തിരിച്ച് പറയുന്ന പരിപാടിയുടെ പേര് വാട്ടെബൗട്ടിസം എന്നാണെന്നും പറഞ്ഞു കൊടുക്കുക. 3. പ്രശ്നം പുറത്തറിയുന്നത് നാണക്കേടല്ലേ, മോളേ തങ്ങളുടെ സ്ഥാപനത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നു എന്ന് മറ്റാരെങ്കിലും പറയുന്നത് ചില വ്യക്തികൾ വൈകാരികമായി എടുക്കും. വിവേചനം ഉണ്ട് എന്ന പറഞ്ഞവർ സ്ഥാപനത്തിൻ്റെ അന്തസ്സും പേരും കളങ്കപ്പെടുത്തുകയാണെന്നാണ് ഇവരുടെ ഭാഷ്യം. അതുകൊണ്ട് വിവേചനത്തെപ്പറ്റി മിണ്ടരുതത്രെ. വിവേചനം അനുഭവിച്ചവർ മുഖ്യധാരയിലേക്ക് വന്ന് പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, “ഈ പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ, ഇത് പുറത്തുള്ളവരെ അറിയിക്കുന്നതെന്തിനാണ്” എന്നൊക്കെയായിരിക്കും ഇവരുടെ ന്യായം. തൻ്റെ പ്രശ്നം ആരോട്, എപ്പോൾ, എവിടെവച്ച് പറയണം എന്നത് പൂർണ്ണമായും വിവേചനമനുഭവിച്ച സ്ത്രീയുടെ ചോയ്സ് ആണെന്നിരിക്കെയാണ് ഇവരുടെ സ്നേഹത്തിൽ ചാലിച്ചുള്ള ഉപദേശം. അതുകൊണ്ട് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം പ്രശ്നം പരിഹരിക്കലല്ല, പ്രശ്നം മൂടിവയ്ക്കലാണെന്നാണ് നമ്മൾ മനസിലാക്കേണ്ടത്. പണ്ടുകാലത്ത് റേപ്പ് നടന്നാലും, അഭിമാനക്ഷതം ഭയന്ന് പലരും പുറത്തുപറയാറുണ്ടായിരുന്നില്ല. അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, അക്രമവും വിവേചനവും മൂടിവയ്ക്കാൻ ആരെങ്കിലും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവരെ വകവയ്ക്കാതിരിക്കുക. അഭിമാനത്തിൻ്റെ പേരിൽ ചൂഷണം മറച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്നവർ ചിലപ്പോൾ ഒരു പടി കൂടി കടന്ന്, നിങ്ങളുടെ പ്രശ്നം പുറത്തറിയുന്നത് സ്ഥാപനത്തിലെ എല്ലാ സ്ത്രീകളുടെയും അഭിമാനപ്രശ്നമാണ് എന്ന രീതിയിൽ അവതരിപ്പിക്കും. അതോടെ, ഇവരുടെ അധികാരത്തിനോട് വിധേയത്വം കാണിക്കുന്ന എല്ലാവരും, സ്ത്രീകളടക്കം, നിങ്ങൾക്കെതിരാവും. സിസ്റ്റർ ജെസ്മി താനനുഭവിച്ച ചൂഷണങ്ങൾ തുറന്നു പറഞ്ഞപ്പോൾ സഭയിലെ പുരുഷന്മാർ മാത്രമല്ല, അത്രയും കാലം കൂടെ ജീവിച്ച കന്യാസ്ത്രീകൾ പോലും ഒരക്ഷരം മിണ്ടിയില്ല. ഇവർക്കൊക്കെ സ്ഥാപനത്തോടുള്ള ഭയം ഒരു വശത്തുണ്ടാകാം, മറുവശത്ത് ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമോ എന്ന പേടിയും ഉണ്ടാവാം. പ്രശ്നമാണ് യഥാർത്ഥ നാണക്കെടെന്നും, പ്രശ്നം തുറന്ന് പറയുന്നത് നാണക്കെടല്ലെന്നും മലയാളിസമൂഹം അടുത്ത കാലത്തൊന്നു പഠിക്കും എന്ന് എനിക്ക് പ്രതീക്ഷയില്ല. ഈ വാദവും അധികാരവർഗ്ഗത്തിലുള്ളവർ തന്നെയാണ് കൂടുതലായും എടുത്തിടുന്നത്. സ്ത്രീകളോടുള്ള വിവേചനവും, ചൂഷണവും ഒറ്റപ്പെട്ടതല്ലതന്നെ. പലപ്പോഴും, നിരന്തരമായ വിവേചനങ്ങൾക്ക് വിധേയരായശേഷം ഗതികേടുകൊണ്ടാവും അവസാനം സ്ത്രീകൾ പ്രതിഷേധത്തിനിറങ്ങുന്നത്. കാലാകാലങ്ങളായി നിലനിന്നിരുന്ന അനീതികൾ ഒക്കെ പുറത്തറിയുമ്പോൾ മാത്രം അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയുന്നത് യാഥാർത്ഥ്യത്തെ നിരസിക്കുന്നതിന് തുല്യമാണ്. ഇനി നടന്നത് ഒറ്റപ്പെട്ട സംഭവം തന്നെയാണെങ്കിൽ പോലും, ചൂഷണത്തിന് വിധേയയായ സ്ത്രീക്ക് നീതി ലഭിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ലല്ലോ. 5. ഇത് പ്രശ്നമല്ലെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട് ഒരു സ്ത്രീ ഉന്നയിക്കുന്ന പ്രശ്നത്തെ പ്രശ്നമല്ലാതാക്കിത്തീർക്കാൻ, അതേ പ്രശ്നം മറ്റൊരു സ്ത്രീക്ക് പ്രശ്നമേ അല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരുണ്ട്. സ്ത്രീവിരുദ്ധമായ തമാശകൾ ആവോളം പറയുന്ന ഒരു സുഹൃത്തുണ്ട്. ഇതിൻ്റെ പേരിൽ ചോദ്യം ചെയ്താൽ അദ്ദേഹം പറയുന്ന ന്യായം, “എൻ്റെ ഭാര്യയും, പെൺമക്കളും ഇതേ തമാശ ആസ്വദിക്കുന്നുണ്ടല്ലോ, പക്ഷെ മറ്റ് സ്ത്രീകൾ എന്തിനാണ് ഇതിൽ പ്രശ്നം കാണുന്നത്” എന്നാണ്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും സ്ത്രീവിരുദ്ധത ഉള്ളതുകൊണ്ടാവാം അവർക്ക് തമാശ ആസ്വദിക്കാൻ പറ്റിയത്. അല്ലെങ്കിൽ ഭർത്താവിനോടുള്ള വിധേയത്വം കൊണ്ട് തമാശ ആസ്വദിക്കുന്നതായി ഭാവിച്ചതാവാം. ഇവിടെ മനസിലാക്കേണ്ടത്, ചില സ്ത്രീകൾ കയ്യടിച്ച് പാസാക്കിയതുകൊണ്ട് മാത്രം സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധതയല്ലാതാവുന്നില്ല. എല്ലാ സ്ത്രീകൾക്കും ഒരേ അനുഭവങ്ങളുമല്ല. ചില സ്ത്രീകൾക്ക് ചില അനുഭവങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് തോന്നിയേക്കാം, അതേ അനുഭവങ്ങൾ മറ്റ് ചില സ്ത്രീകൾക്ക് സ്ത്രീവിരുദ്ധമാണെന്ന് തോന്നണം എന്നില്ല. സ്ത്രീവിരുദ്ധതയുടെ തോത് സ്കെയിലുകൊണ്ട് അളന്ന് താരതമ്യപ്പെടുത്താനും കഴിയില്ല. പ്രശ്നപരിഹാരത്തിന് മറ്റൊരാളുടെ സഹായം തേടുമ്പോൾ കേൾക്കേണ്ടി വരുന്ന ചോദ്യമാണിത്. ഒരു പുരുഷൻ ഒരു സ്ത്രീയുടെ മുഖത്തടിച്ചു. പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് അധികാരികൾ ചോദിക്കുന്ന ചോദ്യമാണ്, “നിനക്ക് അപ്പോൾ തന്നെ തിരിച്ചടിച്ചു കൂടായിരുന്നോ”, എന്ന്. അപ്പോഴത്തെ മാനസികാവസ്ഥ കാരണമോ, തിരിച്ചടിച്ചാൽ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നോ, അടിപിടി തൻ്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് ഓർത്തുകൊണ്ടോ ഒക്കെയാവണം ആ സ്ത്രീ അപ്പോൾ തിരിച്ച് അടിക്കാൻ തുനിയാത്തത്. കൂടാതെ, ഒരു നിയമലംഘനത്തിന് പകരം ചോദിക്കുന്നത് മറ്റൊരു നിയമലംഘനം നടത്തിക്കൊണ്ടല്ല. ഒരു പ്രായപൂർത്തിയായ വ്യക്തി സഹായം ചോദിക്കുന്നത്, അവർക്ക് ആ പ്രശ്നം സ്വയം പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് അനുമാനിച്ച്, പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്തുകൊടുക്കുകയാണ് ചുറ്റുമുള്ളവർ ചെയ്യേണ്ടത്. വിവേചനവും ചൂഷണവും തുറന്നു പറയുന്നവരെയും, അതിനെതിരെ പ്രതികരിക്കുന്നവരെയും “സ്ഥിരം പ്രശ്നക്കാരി” ആയിട്ടാണ് ചുറ്റുമുള്ളവർ വിലയിരുത്താറ്. മോഷണമോ, പിടിച്ചുപറിയോ നടത്തിയവർക്ക് പോലും ഇത്രയ്ക്കധികം ദുഷ്പേര് ഉണ്ടാകുമോ എന്ന് സംശയമാണ്. “പ്രശ്നക്കാരി”കളെ എങ്ങനെയെങ്കിലും അകറ്റി നിർത്താനോ, അവരെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കാനോ ആണ് പുരുഷാധിപത്യസമൂഹം കിണിഞ്ഞ് പരിശ്രമിക്കുന്നത്. തന്നെ പ്രശ്നക്കാരിയായി നാട്ടുകാർ ചിത്രീകരിക്കുന്നതൊന്നും വകവയ്ക്കാതെ, തൻ്റെയും ചുറ്റുമുള്ളവരുടെയും പ്രശ്നങ്ങൾ ധൈര്യത്തോടെ പുറത്തു പറയുന്ന സ്ത്രീകളാണ് എൻ്റെ ഹീറോസ്. കൂടുതൽ സ്ത്രീകൾ വിവേചനത്തിനെതിരായി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു എന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്നം തുറന്ന് പറയുന്നവരോട് യാതൊരു മുൻവിധിയും കാണിക്കാതെ, പ്രശ്നത്തിൻ്റെ ആഴം മനസിലാക്കി, പരിഹാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിലേ നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ. അധികവായനയ്ക്ക്: ഗീക്ക് ഫെമിനിസം വിക്കിയിലെ Excuses for sexists incidents എന്ന കാറ്റഗറി കാണുക. മലയാളസിനിമയിലെ പ്രശസ്തമായ സംഭാഷണശകലങ്ങൾ ശേഖരിക്കുന്നതിനായി ഫേസ്ബുക്കിൽ ആരംഭിച്ച ഒരു ക്രൗഡ്സോഴ്സിങിന് വളരെ നല്ല പ്രതികരണങ്ങളാണുണ്ടായത്. ഇതിലൂടെ ശേഖരിച്ച 200-ലധികം സംഭാഷണശകലങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഈ വിവരസഞ്ചയം മുഴുവൻ പബ്ലിക് ഡൊമൈനിൽ ആയതുകൊണ്ട് ആർക്കും ഇവ സ്വതന്ത്രമായി പകർത്തുകയും, തിരുത്തുകയും ആവാം. ഈ സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഈ ലിങ്കിൽ ചെന്ന് പുതിയ സംഭാഷണശകലങ്ങൾ ചേർക്കുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ആവാം. മലയാളഭാഷയെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമൂള്ളവർക്ക് ഈ സഞ്ചയം ഉപകാരപ്രദമായിരിക്കും. എന്റെ തല… എന്റെ ഫുൾ ഫിഗർ എന്റെ തല… എന്റെ ഫുൾ ഫിഗർ ഉദയനാണ് താരം സരോജ് കുമാർ പാർട്ടി അല്ലല്ലോ നെട്ടൂരാനേ പാർട്ടിക്കാരല്ലേ പറയുന്നത് ലാൽ സലാം DK ആന്റണി തളിയാനേ പനി നീര് ഗോഡ് ഫാദര്‍ അച്ഛമ്മ കയറി വാടാ മക്കളേ…. ഗോഡ് ഫാദര്‍ അഞ്ഞൂറാന്‍ എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ ഡോണ്ട് ദേ ലൈക്? ഇൻ ഹരിഹർ നഗർ അപ്പുക്കുട്ടൻ ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ! യോദ്ധ അപ്പുക്കുട്ടൻ അശോകനു ക്ഷീണമാവാം യോദ്ധാ അപ്പുക്കുട്ടന്റെ അമ്മ കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾ അഴകിയ രാവണൻ അംബുജാക്ഷൻ എനിക്കറിയാം ഇവന്‍റെ അച്ഛന്റെ പേര് പീതാംബരന്‍ എന്നല്ലേ? മിന്നാരം അയ്യര്‍ ഈ അളിഞ്ഞ സാധനത്തേയാണോ ഞാന്‍ അളിയാന്നു വിളിക്കേണ്ടത്? തിളക്കം ഉണ്ണി ആടിക്കോള്ളൂ, കുട്ടി വെളുക്കണവരെ ആടിക്കൊള്ളൂ… മണിചിത്രത്താഴ് ഉണ്ണിത്താന്‍ മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേ ഉദയനാണ് താരം ഉദയന്‍ എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ എനിയ്ക്ക തോർമ്മയില്ല കിലുക്കം കിട്ടുണ്ണി ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ് കുഞ്ഞിക്കൂനൻ കുഞ്ഞന്‍ നമ്മടെ ക്രോസിനാദിവടകം റെഡി ആയോ? കിന്നരിപ്പുഴയോരം കുഞ്ഞികൃഷ്ണന്‍ അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ സന്ദേശം കുമാരൻ പിള്ള ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ.ജോസഫ് (ജോസപ്പ് വിയറ്റ്നാം കോളനി കെ.കെ.ജോസഫ് അയ്യേ, ഇവനാണോ പരിഷ്കാരി? കോട്ടയം കുഞ്ഞച്ചൻ കോട്ടയം കുഞ്ഞച്ചൻ ഇത്ര ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ബേബി മഹേഷിൻ്റെ പ്രതികാരം ക്രിസ്പിൻ ശ്വാസകോശം വന്നോ? മഹേഷിൻ്റെ പ്രതികാരം ക്രിസ്പിൻ വയനാട് താമരശ്ശേരി ചുരം…ഇമ്മളെ താമരശ്ശേരി ചുരം ന്നു ടി.പി ബലഗോപാലൻ എം.എ ചന്ദ്രൻ കുട്ടി ടാസ്കി വിളിയെടാ, ടാസ്കി തേന്മാവിൻ കൊമ്പത്ത് ചേക്കുട്ടി താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. തേന്മാവിൻ കൊമ്പത്ത് ചേക്കുട്ടി കൊഴപ്പായോ? കൊഴപ്പാവും ന്നാ തോന്നുന്നെ ഗോഡ് ഫാദർ ജഗദീഷ് മുകേഷ് മ്മക്ക് ഒരു നാരങ്ങവെള്ളം കുടിച്ചാലോ തൂവാനത്തുമ്പികള്‍ ജയകൃഷ്ണന്‍ വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലി മേലേപ്പറമ്പിൽ ആണ്വീട് ജയകൃഷ്ണൻ എവിടെ യായിരുന്നു ഇത്ര കാലം‌? ഇന്ത്യൻ റുപ്പീ ജയപ്രകാശ് എനിക്ക് ഒരു പെങ്ങൾ ഉണ്ടായിരുന്നേ ദേ ഇവനേ ഞാൻ കെട്ടിച്ചു കൊടുക്കൂ മായാവി ജയിൽ സൂപ്രണ്ട് (കൊച്ചിൻ ഹനീഫ) നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ല കൃഷ്ണനും രാധയും ജോൺ ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീ ചതിക്കാത്ത ചന്തു ഡാൻസ് മാസ്റ്റർ വിക്രം കര്‍ണന്‍,നെപ്പോളിയന്‍,ഭഗത് സിംഗ് ഇവര്‍ മൂന്നു പേരുമാണ് എന്നുമെന്റെ ഹീറോസ് You see the irony..dont you 7th ഡേ ഡേവിഡ് ആരും സഞ്ചരിക്കാത്ത വഴികളിൽ ഞാൻ സഞ്ചരിക്കും ഒരു ഭ്രാന്തനെ പോലെ മണിച്ചിത്രത്താഴ് ഡോ. സണ്ണി ഇതാണോ നീ പറഞ്ഞ ആ വട്ടൻ? മണിച്ചിത്രത്താഴ് ഡോ. സണ്ണി വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്? നാടോടിക്കാറ്റ് ദാസൻ ഊഷ്മളത… ഓം ശാന്തി ഓശാന പൂജ തളരരുത് രാമങ്കുട്ടീ, തളരരൂത് കല്യാണരാമൻ പ്യാരി പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് സന്ദേശം പ്രഭാകരൻ കുട്ടി ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം, അപ്പോൾ വിരിമാറ് കാണിച്ചുകൊടുക്കേണ്ടി വരും സന്ദേശം പ്രഭാകരൻ സുലൈമാനി കുടിച്ചവര്‍കാല്ലേ അതിന്‍റെ രുചി അറിയൂ…! ഉസ്താദ് ഹോട്ടല്‍ ഫൈസി ഞാനേ കണ്ടോള്ളൂ… ഞാന്‍ മാത്രേ കണ്ടോള്ളൂ നന്ദനം ബാലാമണി ചേട്ടന് ഇതിനെപ്പറ്റി വലിയ ഐഡിയ ഒന്നും ഇല്ലല്ലേ മഹേഷിൻ്റെ പ്രതികാരം ബിൻസി കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ ബിഗ് ബി ബിലാൽ മഹേഷേ, ഗിരീഷെ, സുരേഷേ മഹേഷിന്റെ പ്രതികാരം ബെബിച്ചായന്‍ വട്ടല്ല…. വട്ടല്ല… മഹേഷിന്റെ പ്രതികാരം ബേബീച്ചായന്‍ ഇതൊക്കെ എല്ലാരും അറിഞ്ഞിട്ടാണോടീ ചെയ്യുന്നത് ഓം ശാന്തി ഓശാന മത്തായി ഡോക്ടര്‍ ഉർവ്വശി തിയേറ്റർ കിടക്കേണ്ടിടത്ത് ഉറുമീസ് തമ്പാൻ ആണല്ലോ റാംജി റാവു സ്പീക്കിങ് മത്തായിച്ചേട്ടൻ ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേ ഇൻ ഹരിഹർ നഗർ മഹാദേവൻ ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂ തേന്മാവിൻ കൊമ്പത്ത് മാണിക്യൻ നീ എറങ്ങലൂ, ഞാന്‍ കേറലൂ കൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത് മീനാക്ഷി നന്ദി മാത്രമേ ഉള്ളൂ അല്ലേ? മീശ മാധവൻ മുകുന്ദനുണ്ണി കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാ മീശ മാധവൻ മുകുന്ദനുണ്ണി ഞങ്ങള് ച്വോറാന് തിന്നണത്‌ അതോണ്ട് ഞങ്ങക്ക് ഹിന്ദി അറിയാനും പാടില്ല പഞ്ചാബി ഹൌസ് രമണൻ തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്നിറക്കിവിട്ട ഭൂതമോ? പഞ്ചാബി ഹൌസ് രമണൻ എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാം പഞ്ചാബി ഹൗസ് രമണൻ അതായത് ഉത്തമാ പഞ്ചാബി ഹൗസ് രമണൻ മുതലാളി…. ചങ്ക് ചക ചാകാ പഞ്ചാബി ഹൗസ് രമണൻ ഒരു പ്രത്യേക തരം ജീവിതം അണല്ലേ ഗോളാന്തരവാർത്ത രമേശൻ നായർ, ദാസൻ എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാ നാടോടിക്കാറ്റ് രാംദാസ് ഏതു കമ്പനീലെ യന്ത്രാ മീശമാധവന്‍ രുഗ്മിണി അശോകനു ക്ഷീണം ആവാം യോദ്ധ വസുമതി ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ ചിന്താവിഷ്ടയായ ശ്യാമള വിജയൻ ഞാന്‍ ഒരു സീസണല്‍ ഭക്തന്‍ ആകണമെന്നാണോ അച്ഛന്‍ പറയുന്നത്? ചിന്താവിഷ്ടയായ ശ്യാമള വിജയന്‍ വേദനിക്കുന്ന കോടീശ്വരൻ അഴകിയ രാവണൻ ശങ്കർദാസ് അയ്യോ അച്ഛാ പോകല്ലേ ചിന്താവിഷ്ടയായ ശ്യാമള ശ്യാമളയുടെ മക്കൾ എന്‍റെ തല എന്‍റെ ഫുള്‍ ഫിഗര്‍… അങ്ങനെ അങ്ങനെ അങ്ങനെ ഉദയനാണ് താരം സരോജ് കുമാര്‍ ഇപ്പോ… ശെരിയാക്കി തരാം ശരിയാക്കിത്തരാം വെള്ളാനകളുടെ നാട് സുലൈമാൻ അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത് മിഥുനം സേതുമാധവൻ കുറുപ്പ് എന്നെയൊന്ന് കെട്ടിപ്പിടിച്ചു കരഞ്ഞാത്തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ. മഹേഷിന്റെ പ്രതികാരം സൗമ്യയുടെ അമ്മ നീയൊക്കെ എന്തിനാാ പഠിക്കുന്നത്? ഗോഡ്ഫാദർ സ്വാമിനാഥൻ സാധനം കയ്യിലുണ്ടോ? അക്കരെ അക്കരെ അക്കരെ തിമോത്തി അല്‍ബാനി… അക്കരെ നിന്നൊരു മാരന്‍ നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാം അയാൾ കഥയെഴുതുകയാണ് ദേവന്മാർക്കു പോലും അറിയില്ല, സ്ത്രീയുടെ മനസിലെ രഹസ്യങ്ങൾ. പിന്നെയാണോ മനുഷ്യർക്ക്? അരികെ തോമസുകുട്ടീ വിട്ടോടാ ഇൻ ഹരിഹർ നഗർ കാക്ക തൂറീന്നാ തോന്നുന്നത് ഇൻ ഹരിഹർ നഗർ ഓവർ ആക്റ്റ് ചെയ്ത് ചളമാക്കല്ലേടാ പുല്ലേ ഇൻ ഹരിഹർനഗർ ഊ…… ജ്വലമായിരുന്നു പ്രകടനം ഇരുപതാം നൂറ്റാണ്ട് ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാ എന്നു നിൻ്റെ മൊയ്ദീൻ കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ ഒടിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ ഒരു വടക്കന്‍ വീരഗാഥ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ കല്യാണരാമന്‍ അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തേ… കല്യാണരാമൻ വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂ കിലുക്കം കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടി കിലുക്കം ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട് കിലുക്കം എച്ചി എന്നും എച്ചി തന്നടേ കിലുക്കം ജ്യോതിയും വന്നില്ല, കുന്തവും വന്നില്ല കിലുക്കം പോയി കിടന്നു ഉറങ്ങു പെണ്ണെ കിലുക്കം ഞാന്‍ എന്‍റെ… സ്വന്തം കാറില്‍ വരും കിലുക്കം മുദ്ര ശ്രദ്ധിക്കണം മുദ്ര ചതിക്കാത്ത ചന്തു അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ? ചന്ദ്രലേഖ റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോ ചാന്ത് പൊട്ട് എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ ഇല്ലല്ലേ? ചിത്രം ക്യാമറയും കൂടെ ചാടട്ടെ ചിന്താവിഷ്ടയായ ശ്യാമള ഞാൻ ഈ പോളിടെക്നിക്കിൽ ഒന്നും പോയിട്ടില്ല തലയണമന്ത്രം നീ പോ മോനേ ദിനേശാ നരസിംഹം പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാം പഞ്ചാബി ഹൗസ് ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻ പഞ്ചാബി ഹൗസ് ചെറിയവട കൊടുത്ത് വലിയ വട വാങ്ങി. പാണ്ടിപ്പട ജാവ സിമ്പിളും പവർഫുളും ആണ് പ്രേമം നീ എവിടെന്ന് വന്നെടാ മരഭൂതമേ പ്രേമം എൻ്റെ ഐഡിയ ആയിപ്പോയി, നിൻ്റെ ആയിരുന്നെങ്കിൽ കൊന്നേനെ മഹേഷിൻ്റെ പ്രതികാരം കുങ്ഫൂ ഒക്കെ കോമഡി അല്ലേ ചേട്ടാ മഹേഷിൻ്റെ പ്രതികാരം നീ പൊന്നപ്പനല്ലെടാ, തങ്കപ്പൻ! മാന്നാര്‍ മത്തായി സ്പീകിങ്ങ് ജപ്പാനിൽ അച്ഛനെ അളിയൻ എന്നാണ് വിളിക്കുന്നെ. താൻ തൻ്റെ അച്ഛനെ അളിയൻ എന്നാണോ വിളിക്കുന്നേ? മിന്നാരം ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ല മേലേപ്പറമ്പിൽ ആണ്വീട് നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാം യോദ്ധാ കാവിലെ പാട്ടു മത്സരത്തിനു കാണാം യോദ്ധാ കുട്ടി മാമ ഞാൻ ഞെട്ടി മാമ യോദ്ധാ? ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻ ലാൽ സലാം അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് സി.ഐ.ഡി മൂസ മലയാളമറിയാത്ത ഇവന് എങ്ങനെ ഇംഗ്ലിഷ് അറിയാനാ സുഡാനി ഫ്രം നൈജീരിയ എനിക്കും സിയാദിനുമൊക്കെ കോച്ച് ആയിരിക്കാനാകും വിധി സുഡാനി ഫ്രം നൈജീരിയ അവനവൻ്റെ ജട്ടി അവനവൻ തന്നെ അലക്കണം എന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. സ്വപ്നക്കൂട് ഗുപ്തന് ചൂടുള്ള ചായ ഊതി ഊതി കുടുക്കുന്നതായിരുന്നു ഇഷ്ടം ഹരികൃഷ്ണൻസ് കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ് റാംജി റാവു സ്പീക്കിങ് വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാം റാംജി റാവു സ്പീക്കിങ് ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും എടാ ദാസാ, ഏതാ ഈ അലവലാതി? എനിക്ക് എഴുതാനല്ലേ അറിയൂ സർ, വായിക്കാൻ അറിയില്ലല്ലോ കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി ഈ ഉപകാരം ഞാൻ മറന്നാലും മരിക്കില്ല ഇവൾ സംഘഗാനം വരെ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്. നാളെമുതൽ, ഇതാ ഇന്നുമുതൽ. ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ ഇങ്ങനെ സംസ്കാരല്ലാതെ പെരുമാറാൻ കുട്ടിയെ ആരാ പഠിപ്പിച്ചേ? അത് മനസിലാക്കാനുള്ള സെൻസ് ഉണ്ടായിരിക്കണം, സെൻസിബിളിറ്റി ഉണ്ടായിരിക്കണം നേരാ തിരുമേനീ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല അപ്പോഴേ എനിക്ക് തോന്നി ടമാർ പടാർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇലക്ഷൻ നടക്കുന്നു. ഇവിടെ പഠിക്കുന്നവരിൽ പകുതിയിൽ അധികവും പെൺകുട്ടികളാണ്, എങ്കിലും ഇലക്ഷനിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മാത്രം പെൺകുട്ടികൾ ഒതുങ്ങിപ്പോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ബാക്കി സീറ്റുകൾ ആൺകുട്ടികളാണ് കാലാകാലമായി കയ്യടക്കി വച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആൺകുട്ടികൾ എടുത്ത തീരുമാനത്തിനെ അംഗീകരിക്കുക എന്നതിലുപരി സ്വയം സർഗാത്മകമായ ഒന്നും ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് സാധിക്കാതെ പോകുന്നുണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്ത് മെൻസ് ഹോസ്റ്റലിൽ യോഗം കൂടി ഉണ്ടാക്കുന്ന തീരുമാനങ്ങൾ ക്ലാസിൽ നേരേ വന്ന് പറയുകയായിരുന്നു പതിവ്. പെൺകുട്ടികളുടെ അഭിപ്രായം മാനിക്കണമെന്നോ, അവർക്ക് അഭിപ്രായം ഉണ്ടെന്ന് തന്നെയോ അംഗീകരിക്കപ്പെട്ടിരുന്നില്ല. കോളേജിൽ പെൺകുട്ടികൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ മുഖ്യധാരാ ചർച്ചകളിലേക്ക് വന്നിരുന്നില്ല. റാഗിങ് എന്ന പേരിലെ പ്രണയാഭ്യർത്ഥനകൾ, രാത്രി ഡ്യൂട്ടിക്ക് ഇറങ്ങുന്ന പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന ഉപദ്രവം, ആൺ-പെൺ ഡ്യൂട്ടി റൂമുകൾ തമ്മിലുള്ള സൗകര്യവ്യത്യാസം, ലേഡീസ് ഹോസ്റ്റലിലെ ഷോമാൻ ശല്യം, പെൺകുട്ടികൾക്ക് മാത്രം ബാധകമാകുന്ന കർഫ്യൂ, ദ്വയാർഥം കലർന്ന അശ്ശീല സംസാരം നടത്തുന്ന സീനിയർമാർ, എന്നിവയ്ക്ക് പുറമേ, കോളേജിനെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങളിൽ പെൺകുട്ടികളെ ഒഴിച്ചു നിർത്തുകയും ചെയ്തിരുന്നു. ഇതിന് ഒരു പരിഹാരമുണ്ടാവണമെങ്കിൽ കൂടുതൽ പെൺകുട്ടികൾ നേതൃത്വനിരയിലേക്ക് വരേണ്ടതുണ്ട്. ഇത്രയും കാലം ആൺകുട്ടികൾ മാറി-മാറി ഭരിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പെൺകുട്ടികളുടെ എണ്ണം വർഷാവർഷം കൂടിവരുന്നതുകൊണ്ട് കൂടുതൽ സൗകര്യക്കുറവുകൾ അവർക്ക് അനുഭവിക്കേണ്ടി വരുന്നുമുണ്ട്. വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചപ്പോൾ കോളേജിൽ ആശാവാഹമായ മാറ്റങ്ങളാണ് ഉണ്ടായത്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ചരിത്രപരമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. കാരണം, ഇത്തവണത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ചെയർപേഴ്സൺ സ്ഥാനാർത്ഥി ഒരു പെൺകുട്ടിയാണ്, പേര് ലദീദ റയ്യ. കോളേജിലെ പെൺകുട്ടികൾക്ക് അഭിമാനത്തോടെയും, ധൈര്യത്തോടെയും, സമാധാനപരമായും നടക്കാൻ കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. താലം പിടിക്കൽ, പൂച്ചെണ്ട് കൊടുക്കൽ, പ്രാർത്ഥന ചൊല്ലൽ, അടിച്ച് വാരൽ, ഭക്ഷണം വിളമ്പൽ എന്നീ ജോലികളിൽ തളച്ചിടപ്പെടാതെ, സ്റ്റേജിൽ കയറി സംസാരിക്കാനും, ചർച്ചകളിൽ അഭിപ്രായം പറയാനും, സുപ്രധാന തീരുമാനങ്ങൾ എടുക്കാനും പെൺകുട്ടികൾക്ക് കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. സമത്വമെന്ന ശരിയിലേക്ക് നമ്മുടെ കോളേജിനെ ഉയർത്തണമങ്കിൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭയലേശമന്യേ ഇടപഴകണമെങ്കിൽ, ലദീദ ജയിക്കേണ്ടത് അനിവാര്യമാണ്. കക്ഷിരാഷ്ട്രീയഭേദം മാറ്റിവച്ച് എല്ലാവരും ലദീദയെ വോട്ട് ചെയ്ത് വിജയിപ്പിക്കുക. അധികവായനയ്ക്ക്: ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1) ഈ പോസ്റ്റ് എഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസ്സൽസിലാണ്. ഇന്ന് പകൽ മുഴുവനും സിറ്റിയിൽ തെണ്ടിനടന്നതുകൊണ്ട്, ക്ഷീണിച്ച് റൂമിൽ വന്ന് ഇരിക്കുകയാണിപ്പോൾ. അതുകൊണ്ട് യാത്രചെയ്യുമ്പോൾ ഞാൻ സാധാരണയായി എടുക്കാറുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയേക്കാമെന്ന് വച്ചു. വർഷങ്ങളായി യാത്ര ചെയ്തുള്ള പരിചയമുള്ളതുകൊണ്ട് ഇപ്പോൾ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ചിന്തിക്കേണ്ടി വരാറില്ല, എങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. ചിലപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നു പോകാറും ഉണ്ട്. ആദ്യത്തെ കുറച്ച് തവണകൾ യാത്ര ചെയ്തപ്പൊൾ വരുത്തി വച്ച പല അബദ്ധങ്ങളും ഓർമ്മയിലുണ്ട്. ഞാൻ യാത്രകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഒരു പോസ്റ്റായി ഇവിടെ എഴുതിയിടുന്നു. ഇവിടെ “യാത്ര” എന്ന് ഉദ്ദേശിക്കുന്നത് ഫ്ലൈറ്റിൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രയാണ് കെട്ടോ. ബാഗ് തയ്യാറാക്കുന്നത് മുതലുള്ള വിശേഷങ്ങൾ പറയാം. മൂന്നോ നാലോ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രയാണെങ്കിൽ ഞാൻ കഴിവതും ചെക്ക്-ഇൻ ലഗേജ് ഒഴിവാക്കുകയാണ് പതിവ്. ഒരു ട്രോളി ബാഗ് മാത്രം കയ്യിൽ കരുതും. ഈ ട്രോളി ക്യാരി-ഓൺ ലഗേജ് ആയി ഫ്ലൈറ്റിൽ ഒപ്പം കൊണ്ടുപോകും. വിലയല്പം കൂടുതലാണെങ്കിലും ഗുണമേന്മയുള്ള ട്രോളി ബാഗാണ് ഞാൻ കൊണ്ടുനടക്കാറ്. യാത്രയ്ക്കിടയിൽ ബാഗിൻ്റെ വീൽ പൊട്ടുകയോ, സിബ്ബ് കേടുവരികയോ, ഹാൻ്റിൽ പൊളിയുകയോ ചെയ്താൻ മുട്ടൻ പണി കിട്ടും എന്നതുകൊണ്ടാണ് ഗുണമേന്മയുള്ള ബാഗ് തന്നെ വേണം എന്ന് ആവർത്തിച്ച് പറയുന്നത്. നിർഭാഗ്യവശാൽ ബാഗ് കേടു വന്നാൽ അത് പൊക്കിയെടുത്തോ, തലച്ചുമടായോ കൊണ്ടു നടക്കേണ്ടി വരും. അല്ലെങ്കിൽ പുതിയതൊരെണ്ണം വാങ്ങേണ്ടി വരും. എൻ്റെ കയ്യിലുള്ളത് അമേരിക്കൻ ടൂറിസ്റ്റർ എന്ന കമ്പനിയുടെ ട്രോളി ബാഗാണ്. ഈ കമ്പനിയുടെ ട്രോളി ബാഗുകൾ പൊതുവിൽ നല്ലതാണെന്നാണ് എൻ്റെ അഭിപ്രായം. ഇതിന് 360 ഡിഗ്രി തിരിയുന്ന ചക്രങ്ങളുണ്ട്. ഫ്ലൈറ്റിലെ ഓവർഹെഡ് ക്യാബിനിലൊതുങ്ങുന്ന വലിപ്പമേ ഉള്ളൂ. ഞാൻ ഈ ബാഗും ഉരിട്ടിക്കൊണ്ട് കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. ബാഗ് അനായാസമായി കൊണ്ട് നടക്കാവുന്നതുകൊണ്ട് ടാക്സിയുടെ പൈസ ഒരുപാട് തവണ ലാഭിക്കാൻ പറ്റി. ഈ ബാഗിൽ തൂങ്ങിക്കിടക്കുന്ന ഒരു നെയിം ടാഗും പിടിപ്പിച്ചുവച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ബാഗ് ചെക്ക് ഇൻ ചെയ്യേണ്ടി വന്നാൽ ഒരേപോലെ ഇരിക്കുന്ന ബാഗുകൾക്കിടയിൽ നിന്ന് എൻ്റെ ബാഗ് തിരിച്ചറിയാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. ബാഗ് കാണാതെപോയാൽ തിരിച്ചു കിട്ടാനുള്ള എളുപ്പത്തിന് നെയിം ടാഗിൽ സ്വന്തം പേരും, നമ്പറും, ഈമെയിൽ ഐഡിയും എഴുതിച്ചേർത്തിട്ടുണ്ട്. ഞാൻ ഉപയോഗിക്കുന്ന ട്രാവൽ ബാഗ്, ഒറിജിനലിൽ ചക്രങ്ങളുണ്ട്. ക്യാരി-ഓൺ ലഗേജ് പരമാവധി 8 കിലോയേ പല എയർലൈനുകളും അനുവദിക്കാറുള്ളൂ. അതുകൊണ്ട് വലിച്ചുവാരി പാക്ക് ചെയ്യാൻ പറ്റില്ല. വസ്ത്രങ്ങൾ മൂന്നോ നാലോ ജോഡി കയ്യിൽ കരുതും. ഇസ്തിരി ഇടേണ്ട ആവശ്യമില്ലാത്ത വസ്ത്രങ്ങളേ ഞാൻ യാത്രയിൽ ഉപയോഗിക്കാറുള്ളൂ. ഇസ്തിരിയിട്ട് കുട്ടപ്പനാക്കി വച്ച ഡ്രസ്സൊക്കെ വിമാനത്തിലെ കുലുക്കത്തിലും, പിന്നീടുള്ള നെട്ടോട്ടത്തിലും ചുളുങ്ങിപ്പോകും. ഇസ്തിരിയിടേണ്ട ആവശ്യമില്ലാത്ത ഡ്രസ്സാണെങ്കിൽ എത്ര കുലുങ്ങി മറിഞ്ഞാലും കുഴപ്പമില്ലല്ലോ. സ്ലീവ്-ലെസ് ഷർട്ടുകൾ, മുട്ടിനു മുകളിൽ വരെ മാത്രം നീളമുള്ള ട്രൗസറുകൾ, വയറ് കാണിക്കുന്ന സാരി എന്നിവ യാത്രയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പല ഏഷ്യൻ – അറബ് രാജ്യങ്ങളിലും ഇത്തരം വസ്ത്രങ്ങൾ അത്ര സാധാരണമല്ലാത്തതുകൊണ്ട് നാട്ടുകാർ തുറിച്ചു നോക്കും. ജീൻസ് പാൻ്റ് ആണെങ്കിൽ രണ്ടോ മൂന്നോ ദിവസം മുഷിയാതെ ഉപയോഗിക്കാവുന്നതുകൊണ്ട് രണ്ട് ടോപ്പിന് ഒരു പാൻ്റ് എന്ന രീതിയിലേ ഞാൻ പാക്ക് ചെയ്യാറുള്ളൂ. ഏത് രാജ്യത്തേക്കാണോ പോകുന്നത്, അവിടുത്ത വസ്ത്രസംസ്കാരത്തെക്കുറിച്ച് അല്പം വായിച്ചിട്ട് പോകുന്നത് നല്ലതാണ്. ജീൻസും, പ്ലെയിൻ ടോപ്പും മിക്കവാറും രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. ചെരിപ്പിനു പകരം റണ്ണിങ് ഷൂസാണ് ഞാൻ ഉപയോഗിക്കാറ്. കാല് കടയാതെ കിലോമീറ്ററൂകളോളം നടക്കാനോ, ആവശ്യമെങ്കിൽ ഓടാനോ റണ്ണിങ് ഷൂസ് നല്ലതാണ്. യാത്ര പ്രധാനമായും കോൺഫറൻസിനു വേണ്ടിയും, ശേഷം സ്ഥലങ്ങൾ കാണാനും ആണെങ്കിൽ രണ്ട് അവസരങ്ങൾക്കും ഈ ഷൂസ് തന്നെ ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്. റണ്ണിങ് ഷൂസ്. മല കയറാൻ വരെ ഉപയോഗിക്കാം. ടൂത്ത് ബ്രഷ്, ചെറിയ പേസ്റ്റ്, ചീപ്പ്, റബ്ബർ ബാൻ്റുകൾ, പിന്നുകൾ, സ്ലൈഡുകൾ, ലിപ് ബാം, ചെറിയ പെർഫ്യൂം, മെൻസ്ട്രുവൽ കപ്പ്/പാഡ് എന്നിവ ഒരു സിപ്പ്-ലോക്ക് കവറിലാക്കി സൂക്ഷിക്കും. യാത്രയിൽ പാഡിനെക്കാൾ എളുപ്പം മെൻസ്ട്രുവൽ കപ്പാണ്. പാഡ് എവിടെ കളയും എന്നതോർത്ത് ടെൻഷൻ അടിക്കേണ്ടതില്ല എന്നതുതന്നെയാണ് മെച്ചം. പാക്ക് ചെയ്യുന്നത് സിപ്പ് ലോക്ക് കവറിൽ ആയതുകൊണ്ട് എന്തെങ്കിലും വസ്തു ലീക്ക് ആയാൽ പുറത്ത് ചാടുകയില്ല. അബദ്ധവശാൽ പെർഫ്യൂം ലീക്ക് ആയാൽ എല്ലാ വസ്ത്രങ്ങൾക്കും ഒടുക്കത്തെ മണമായിരിക്കും. അത്തരം “പരിമളമുള്ള” വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതും ദുസ്സഹമായിരിക്കും. അതുകൊണ്ട് ഇവയെല്ലാം സിപ്പ് ലോക്കിൽ കരുതുക. യാത്ര പോകുമ്പോൾ ഒരു നേർത്ത വെള്ളിമാലയും, വെള്ളി കമ്മലും മാത്രമേ ആഭരണങ്ങളായി ഞാൻ ഉപയോഗിക്കാറുള്ളൂ. വില കൂടിയ ആഭരണങ്ങൾ ധരിച്ചാൽ കളവു പോകാൻ സാധ്യത അധികമാണെന്ന് പറയേണ്ടതില്ലല്ലോ. സുതാര്യമായ സിപ്പ് ലോക്ക് കവറുകൾ. ഇടതുവശത്ത് ബോഡി വൈപ്പും, വലതുവശത്ത് ചെറിയ കുപ്പിയും. സോപ്പിനു പകരം ബോഡി വാഷ് ആണ് ഞാൻ കരുതാറ്. സോപ്പ് ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ നനഞ്ഞിരിക്കും. അതുകൊണ്ട് ഉപയോഗശേഷം തിരിച്ച് കൊണ്ടുപോകാൻ പ്രത്യേകം പാക്ക് ചെയ്യേണ്ടിവരും. ബോഡി വാഷിന് ഈ പ്രശ്നമില്ല. ബോഡി വാഷ് 75 മില്ലി വലിപ്പമുള്ള സുതാര്യമായ കുപ്പിയിലാണ് കരുതാറ്. ആവശ്യമെങ്കിൽ ഇത് ഷാമ്പൂവായും ഉപയോഗിക്കാം. താമസിക്കുന്ന ഹോട്ടലിൽ സോപ്പൊക്കെ ഉണ്ടാവുമെങ്കിലും, ചിലതരം സോപ്പ് തേച്ചാൽ മേലാകെ ചൊറിയാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ബോഡി ലോഷൻ കയ്യിൽ കരുതുന്നത്. ഡോവ് എന്ന കമ്പനിയുടെ ബോഡി ലോഷൻ ആണ് ഞാൻ ഉപയോഗിക്കാറ്. ഇതുപോലെ എണ്ണയും ഒരു സുതാര്യമായ കുപ്പിയിൽ കരുതും. വീട്ടിലാണെങ്കിൽ സാധാരണ വെളിച്ചെണ്ണയാണ് ഞാൻ തലയിൽ തേക്കാൻ ഉപയോഗിക്കുന്നത്. പക്ഷെ, തണുപ്പുള്ള രാജ്യങ്ങളിൽ വെളിച്ചെണ്ണ ഉറഞ്ഞു പോകും. ഉറഞ്ഞാൽ കുപ്പിയിൽ നിന്നും പുറത്തെടുക്കാൻ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സാധാരണഗതിയിൽ ഉറഞ്ഞു പോകാത്ത, പാരഷ്യൂട്ട് ജാസ്മിൻ ഹെയർ ഓയിൽ ആണ് ഞാൻ കയ്യിൽ കരുതാറ്. ഡിയോഡറൻ്റ് കരുതുകയാണെങ്കിൽ സ്പ്രേ പോലെ അടിക്കുന്ന ചെറിയ കുപ്പി കരുതണം. റോളർ ബോൾ ഉള്ള ഡിയോഡറൻ്റുകൾ കൊണ്ടുപോയാൽ വിമാനയാത്രയിൽ ഇത് ലീക്ക് ആകും. അതുകൊണ്ട് ഞാൻ ഡിയോഡറൻ്റിനു പകരം പെർഫ്യൂമാണ് കരുതാറ്. ചില ബോൾ പോയൻ്റ് പേനകളിലും റോളർ ബോൾ ആണുള്ളത്. ഇവയും ലീക്ക് ആകും. അതുകൊണ്ട് അടപ്പുള്ള പെന്നുകൾ ഉപയോഗിക്കുക. സാധാരണ ബോൾ പോയിൻ്റ് പെന്നുകളെക്കാൽ ജെൽ പെന്നുകൾക്കാണ് ലീക്ക് ചെയ്യാൻ സാധ്യത കൂടുതലുള്ളത്. പൈലറ്റ് എന്ന ബ്രാൻ്റിൻ്റെ ബോൾ പോയൻ്റ് പേനകളാണ് ഞാൻ പൊതുവേ കൊണ്ടുപോകാറ്. പാരസെറ്റമോൾ മാത്രമേ മരുന്നായി കയ്യിൽ കരുതാറുള്ളൂ. എണ്ണയും, ബോഡി വാഷും ഇത്തരം കുപ്പികളിൽ കരുതുന്നു. മൊബൈൽ ഫോണും, നീളത്തിലുള്ള കോർഡുള്ള ചാർജ്ജറും, പവർ ബാങ്കും, ട്രാവൽ അഡാപ്റ്ററും കയ്യിൽ കരുതും. കോർഡിനു നീളമുണ്ടെങ്കിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കാം. പല യൂറോപ്യൻ രാജ്യങ്ങളിലെയും പവർ പ്ലഗ്ഗ് ചുവരിൻ്റെ താഴെയായിരിക്കും. കോർഡിനു നീളമില്ലെങ്കിൽ നിലത്തിരുന്ന് ഫോൺ നോക്കേണ്ട ഗതികേട് വരും. മൊബൈൽ ഡേറ്റയും, ഡേറ്റാ റോമിങ്ങും ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് തന്നെ ഞാൻ ഓഫാക്കിയിടും. ഇത് രണ്ടും ഓണാണെങ്കിൽ ഫോൺ ചിലപ്പോൾ ഡേറ്റ വലിക്കുകയും, പിന്നീട് ഫോൺ ബില്ല് അടയ്ക്കണമെങ്കിൽ കിടപ്പാടം വിൽക്കണം എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ട്രാവൽ അഡാപ്റ്റർ ഓൾ-ഇൻ-വൺ മോഡൽ വാങ്ങുന്നതാണ് ബുദ്ധി. ഇത് കയ്യിലുണ്ടെങ്കിൽ ഓരോ രാജ്യത്തിനും വേണ്ട പ്ലഗ് പോയൻ്റുകൾ പ്രത്യേകം വാങ്ങിക്കേണ്ട കാര്യമില്ല. യു.എസ്.ബി പോർട്ടുകൾ കൂടി ഉള്ള ചാർജ്ജർ ആണെങ്കിൽ കൂടുതൽ നന്ന് – ഒരേസമയം ലാപ്പ്ടോപ്പും മൊബൈൽ ഫോണും, പവർ ബാങ്കും ചാർജ് ചെയ്യാം. 6 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണെങ്കിൽ ഞാൻ പില്ലോ കയ്യിൽ കരുതും. ഫ്ലൈറ്റിൽ ഉറങ്ങുന്നതിനിടയിൽ കഴുത്ത്/പുറം വേദന വരാതിരിക്കാൻ ഇവലൂഷൻ പില്ലോ എന്ന തരം പില്ലോയാണ് ഞാൻ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച ശേഷം ഒരു പന്തുപോലെ ചുരുട്ടി ബാഗിൻ്റെ സിബ്ബിൽ കോർത്ത് തൂക്കിയിടാം എന്നതുകൊണ്ടാണിത്. കഴിയുന്നതും വിൻഡോ സീറ്റാണ് ഫ്ലൈറ്റിൽ ബുക്ക് ചെയ്യാറ്. തല വിൻഡോയിലേക്ക് ചെരിച്ച് ഉറങ്ങാം എന്നതുകൊണ്ടാണിത്. നടുവിലെ സീറ്റിലൊക്കെ ഇരുന്നാൽ അടുത്തിരിക്കുന്ന ആളുടെ സീറ്റിലേക്ക് ചാഞ്ഞ് വീണ് ഉറങ്ങിപ്പോവാം. വിൻഡോ സീറ്റ് ആകുമ്പോൾ പുറത്തുള്ള കാഴ്ചകളും കാണാം. പോകുന്നതിനു തലേദിവസം ഫ്ലൈറ്റിലേക്ക് ഓൺലൈൻ ചെക്കിൻ ചെയ്യും. ബോർഡിങ് പാസ് വാങ്ങാനുള്ള ക്യൂ ഇങ്ങനെ ബൈപാസ് ചെയ്യും. ട്രാവൽ ഇൻഷൂറൻസ് കാർഡ്, ലോക്കൽ ട്രാവലിനുള്ള ടിക്കറ്റുകൾ, രണ്ടാം ഡെബിറ്റ് കാർഡ്, കുറച്ച് കറൻസി, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ, വിക്കിവോയേജ് പ്രിൻ്റൗട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എ4 പേപ്പറുകൾ എന്നിവ ഒരു ഫയലിലാക്കി ബാഗിലിടും. രണ്ട് ഡെബിറ്റ് കാർഡ് കയ്യിൽ കൊണ്ട് നടക്കുന്നതും, പണം രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും ഒരെണ്ണം അടിച്ചുമാറ്റപ്പെട്ടാൽ ബാക്കപ്പിനു വേണ്ടിയാണ്. പോകുന്നതിനു മുൻപ് ബാങ്കിനെ ഫോൺ വിളിച്ച് യാത്ര ചെയ്യുന്ന രാജ്യവും, ദിവസങ്ങളും പറയും. ചില രാജ്യങ്ങളിൽ നിന്നും നമ്മുടെ ഡെബിറ്റ് കാർഡ് വഴി ട്രാൻസാക്ഷൻ നടന്നുവെന്ന് കണ്ടാൽ, ബാങ്ക് അത് സംശയാസ്പദമായ ട്രാൻസാക്ഷനാണെന്നു കരുതി, കാർഡ് ബ്ലോക്ക് ചെയ്യാറുണ്ട്. ഈ പുലിവാല് ഒഴിവാക്കാൻ വേണ്ടിയാന് നേരത്തേ വിളിച്ച് പറയുന്നത്. പോകുന്ന രാജ്യത്തെ കുറച്ച് കറൻസി, അല്ലെങ്കിൽ യൂറോയോ ഡോളറോ കയ്യിൽ വയ്ക്കും. യൂറോയോ ഡോളറോ ആണ് കയ്യിലുള്ളതെങ്കിൽ എയർപോർട്ടിൽ വച്ച് ലോക്കൽ കറൻസിയാക്കി മാറ്റും. കറൻസി കയ്യിൽ വയ്ക്കുന്നത്, കാർഡ് ട്രാൻസാക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ്. ഇതെഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസൽസിലാണ്. ഇവിടെ വന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ചിത്രം ചേർക്കുന്നു. ഓൺലൈൻ ലോകം ദിവസേന കൂടുതൽ വിശാലമായി വരികയാണല്ലോ. ഇൻ്റർനെറ്റിൽ നമ്മുടെ ഇടപെടലുകൾ എങ്ങനെയായിരിക്കണം എന്നത് ആരും നമ്മെ പഠിപ്പിച്ചു തന്നിട്ടില്ലാത്തതുകൊണ്ട് ഓൺലൈൻ മര്യാദകൾ പാലിക്കാൻ പലർക്കും അറിഞ്ഞുകൂടാ എന്നത് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞുവല്ലോ. ഓൺലൈൻ ഇടങ്ങളിൽ പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയും, പ്രൊഫഷണൽ എത്തിക്സ് പാലിക്കുകയും ചെയ്യേണ്ടത് ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഓൺലൈനിൽ പ്രൊഫഷണൽ എത്തിക്സ് പാലിക്കാൻ കഴിയില്ലെങ്കിൽ, ഡോക്ടറാണെന്ന വിവരം പ്രൊഫൈലിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നത് പറഞ്ഞിരിക്കേണ്ടതുണ്ട്. ഈ ബ്ലോഗ് സീരീസ് വായിക്കുന്ന ചിലരെങ്കിലും ഞാൻ ഡോക്ടറാണ് എന്നതുകൊണ്ട് എൻ്റെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരായിരിക്കും. അതിനാൽ, അഭിപ്രായം വ്യക്തിപരമാണെന്ന് എത്ര തവണ ആവർത്തിച്ചു പറഞ്ഞാലും ഞാൻ ഡോക്ടറാണെന്ന മുൻ വിധിയോടുകൂടിയേ പലരും എൻ്റെ ഓൺലൈൻ ഇടപെടലിനെ കാണൂ. ഡോക്ടർ എന്ന ടൈറ്റിൽ, എത്ര കഴുകിയാലും പോകാത്ത പാണ്ടുപോലെ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ട് പൊതുവിടങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പറയുമ്പോളും ശ്രദ്ധ വേണ്ടതുണ്ട്. ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് അനുഭവത്തിൽ നിന്നും പഠിച്ച ചില കാര്യങ്ങളാണ് ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ഡോക്ടർ ചികിത്സ പറഞ്ഞുകൊടുക്കുകയും, രോഗി അനുസരിക്കുകയും ചെയ്യുന്നതാണല്ലോ പൊതുരീതി. ഈ രീതി പിന്തുടർന്ന് ശീലമായതുകൊണ്ട് ഓൺലൈനിൽ ഇടപെടുന്നത് തുടക്കത്തിൽ ബുദ്ധിമുട്ടായേക്കാം. ഓൺലൈനിൽ നമ്മൾ എഴുതിയ ഓരോ വാക്കും ചോദ്യം ചെയ്യാൻ ആളുകൾ ഉണ്ടാകും. ചോദ്യം ചെയ്യപ്പെടുക എന്നത് നമുക്ക് അത്രയ്ക്കങ്ങ് ശീലമില്ലാത്ത പരിപാടിയാണ്. യാതൊരു ക്രെഡിബിളിറ്റിയും ഇല്ലാത്തവർക്കും വന്ന് സംവദിക്കാനുള്ള അവസരം ഫേസ്ബുക്ക് പോലെയുള്ള ഓൺലൈൻ മാധ്യമങ്ങളിലുണ്ട്. ഇത് ഒരേസമയം നല്ലതും ചീത്തയുമാണ്. നല്ല വശം എന്താണെന്നു വച്ചാൽ, പൊതുജനം ഒരു രോഗത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ലേഖികയ്ക്ക് കമൻ്റുകളിലൂടെ അറിയാൻ കഴിയും. ഒരാളുടെ പോസ്റ്റിൽ ലോകത്തുള്ള എല്ലാവർക്കും ഇടപെടാം എന്നതുകൊണ്ട് നല്ല സംവാദങ്ങൾ നടക്കും. ചീത്ത വശം എന്താണെന്ന് വച്ചാൽ നമ്മൾ കാര്യമായി റിസേർച്ച് ചെയ്ത്, നമുക്ക് നല്ല വിവരമുള്ള വിഷയം എഴുതി പോസ്റ്റിടുമ്പോൾ വഴിയിൽ കൂടെ പോകുന്ന, പ്രാഥമിക വിവരം പോലുമില്ലാത്ത, ആരെങ്കിലും വന്ന് അതിനെ വെല്ലുവിളിക്കും. മിക്കവാറും വ്യാജചികിത്സകരോ, അവരുടെ കൂട്ടാളികളോ, അജ്ഞരായ പൊതുജനങ്ങളോ ആയിരിക്കും ഇങ്ങനെ വെല്ലുവിളി നടത്തുന്നത്. നമ്മൾ പറയുന്നതെല്ലാം അംഗീകരിക്കുന്ന രോഗികളെ മാത്രമേ നമുക്ക് കണ്ട് ശീലമുള്ളൂ എന്നതിനാൽ ഇത്തരക്കാരെ കാണുമ്പോൾ ആദ്യം ദേഷ്യം വരും. എത്ര ദേഷ്യം വന്നാലും പുറത്ത് പ്രകടിപ്പിക്കാതിരിക്കുക എന്നതാണ് ആദ്യ പാഠം. ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ ഒന്ന് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം മാത്രം മറുപടി കൊടുക്കുക. ഇങ്ങനെ രണ്ട് ദിവസത്തെ ‘കൂൾ ഓഫ് ടൈം’ കിട്ടുമ്പോൾ പ്രകോപിപ്പിച്ച വ്യക്തിയുടെ ആംഗിളിൽ നിന്ന് ചിന്തിക്കാൻ കൂടുതൽ അവസരം ഉണ്ടാകുകയും, മറുപടിയിൽ പരിഹാസമോ, വ്യക്തിഹത്യയോ കടന്നു കൂടാതെ വരികയും ചെയ്യും. ഡോക്ടർക്ക് ഹാലിളകുന്നത് കാണാനും, ഹാലിളകിയതിന് ഡോക്ടറെ കുറ്റക്കാരിയാക്കാനും ഒരുപാട് പേർ കാണും. ഇത്തരം ട്രാപ്പുകളിൽ തല വെച്ച് കൊടുക്കരുത്. നിങ്ങളുടെ രോഗിയല്ലാത്തയാൾ വ്യാജവൈദ്യം കഴിച്ച് മയ്യത്തായാൽ കൂടിയും അത് അവരുടെ പ്രശ്നമാണെന്ന് കരുതി വികാരങ്ങളെ നിയന്ത്രിക്കുക. വികാരഭരിതരായി വ്യാജവൈദ്യത്തെ എതിർക്കേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ഭാഗത്താണ് ശരി എന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ പോലും വികാരപ്രകടനം നിയന്ത്രിതമായി മാത്രം നടത്തുക. ഡോക്ടറെ ഒന്ന് ‘ആക്കാനും’, ഡോക്ടർ എങ്ങനെ പ്രതികരിക്കും എന്നറിയാനും വേണ്ടി പ്രകോപിപ്പിക്കുന്നവരുണ്ട്. ഇവരെ അവഗണിക്കുകയാണ് വേണ്ടത്. രണ്ട് തവണ മറുപടിയൊന്നും കിട്ടാതായാൽ ഇവർ തനിയേ നിർത്തിക്കോളും. ആധുനികവൈദ്യേതര വിഷയങ്ങൾ സംസാരിക്കുമ്പോൾ, നമുക്ക് വിവരമില്ലാത്ത ഫീൽഡ് ആയതുകൊണ്ട് സ്വാഭാവികമായും തെറ്റ് പറ്റാറുണ്ട്. ആധുനിക വൈദ്യത്തിൽ തന്നെയും തെറ്റ് പറ്റുന്നത് അത്ര അസ്വാഭാവികമൊന്നുമല്ല. തെറ്റ് ആരെങ്കിലും കണ്ടെത്തിയാൽ അവർക്ക് നന്ദി പറഞ്ഞ്, പോസ്റ്റ് തിരുത്തുന്നതാണ് നല്ലത്. ചില ഡോക്ടർമാർ ‘ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ കണക്കേ, തങ്ങളുടെ തെറ്റിനെ എങ്ങനെയെങ്കിലും ന്യായീകരിക്കുകയോ, അല്ലെങ്കിൽ തെറ്റിൻ്റെ വാക്യഘടനയെ വളച്ചൊടിച്ചും വിശദീകരിച്ചും ശരിയാക്കിത്തീർക്കുകയോ ചെയ്യാറുണ്ട്. ഇവിടെ എനിക്ക് പറയാനുള്ളത്, അവനവനോട് സത്യസന്ധത കാണിക്കുക എന്നതാണ്. തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ അത് പരസ്യമായി പറഞ്ഞ്, ഉടനടി തിരുത്തുന്നതാണ് അഭികാമ്യം. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. നിങ്ങൾക്ക് തെറ്റ് പറ്റിയെന്നത് സമ്മതിക്കാൻ മടിയുള്ളതുകൊണ്ട് അടുത്ത അടവായിട്ട് ന്യായീകരണം ഇറക്കിയതാണെന്ന് കുറച്ച് വായനക്കാർക്കെങ്കിലും മനസിലാകും. അതേസമയം തെറ്റുകൾ അപ്പപ്പോൾ തിരുത്തിയാൽ നിങ്ങൾ എളിമയുള്ളയാളാണെന്ന് വായനക്കാർക്ക് ബോധ്യപ്പെടും. അപ്പോൾ ഇവർക്ക് നിങ്ങളോടുള്ള ബഹുമാനം കൂടുകയേ ഉള്ളൂ. മെഡിസിനെക്കുറിച്ച് ആത്മാർത്ഥതയോടും, സത്യസന്ധതയോടും, സുതാര്യതയോടും കൂടി എഴുതുന്ന ഒരു വ്യക്തി എൻ്റെ ഫ്രണ്ട് ലിസ്റ്റിലുണ്ട്. ഡോ. ജിനേഷ് പി.എസ് ആണിദ്ദേഹം. കമൻ്റുകളിലൂടെ ചർച്ചകളിൽ ഇടപെടുമ്പോഴും, എല്ലാ വ്യക്തികളോടും മാന്യതയോടും, സഹായമനസ്കതയോടും കൂടി ഇടപെടുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഫോളോ ചെയ്താൽ ആധുനിക വൈദ്യത്തെക്കുറിച്ച് മാത്രമല്ല, ഓൺലൈൻ ഇടപെടലുകളിലെ മര്യാദയും പഠിക്കാവുന്നതാണ്. സ്ത്രീ-ട്രാൻസ്-ദളിത്-ബ്ലാക്ക് വിരുദ്ധത അറിയാതെയെങ്കിലും ചിലരുടെ പോസ്റ്റുകളിൽ കയറിപ്പറ്റാറുണ്ട്. ഇവ ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയാൽ ആ ഭാഗം എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്യുന്നതാണ് ബുദ്ധി. “നീ വെറും പെണ്ണാണ്, അതുകൊണ്ട് അടങ്ങിയിരിക്കെടീ” എന്ന ആജ്ഞ ചിലർക്ക് സ്ത്രീവിരുദ്ധമായി തോന്നുന്നില്ലായിരിക്കാം. പക്ഷെ, എനിക്കത് സ്ത്രീവിരുദ്ധമാണെന്ന് തോന്നുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ എഴുത്തിൽ മനുഷ്യവിരുദ്ധത ആരോപിച്ചാൽ, എന്താണ് പ്രശ്നം എന്ന് നിങ്ങൾക്ക് മനസിലാകാത്ത പക്ഷം അവരോട് പ്രശ്നം വിശദമാക്കാൻ പറയുക. എഴുത്ത് ചെറുതായെങ്കിലും മനുഷ്യവിരുദ്ധമാണെന്ന ഫീൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവിടെ നിങ്ങൾ സ്വന്തം നിലപാട് ന്യായീകരിക്കാൻ നിന്നാൽ, കൂടുതൽ പേർ എതിർപക്ഷത്ത് (മനുഷ്യപക്ഷത്ത്) നിൽക്കുകയും, നിങ്ങളുടെ എഴുത്തിന് കൂടുതൽ വിമർശനങ്ങൾ കിട്ടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ഒരു ചെറിയ തിരുത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന പ്രശ്നം, നാട്ടുകാർ കൂടി ആകെ കോലാഹലമാകും. പോസ്റ്റിനു കീഴെയുള്ള ചർച്ച, പോസ്റ്റിലെ വിഷയത്തിൽ നിന്ന് മാറി, നിങ്ങളുടെ മനുഷ്യവിരുദ്ധതയെക്കുറിച്ചാവും. ഇത് കാരണം നിങ്ങളുടെ സമയവും, സമാധാനവും പോകുകയും ചെയ്യും. ഇത്രയും വായിച്ചിട്ട് ചിലരെങ്കിലും വിചാരിക്കുന്നത്, കോലാഹലമുണ്ടായാലെന്താ, നാലാൾ നമ്മളെ ശ്രദ്ധിക്കുമല്ലോ, അതുവഴി പബ്ലിസിറ്റി കിട്ടുമല്ലോ എന്നായിരിക്കും. പബ്ലിസിറ്റി കിട്ടും എന്നത് ശരിതന്നെ. മനുഷ്യവിരുദ്ധനായ ഡോക്ടർ എന്ന നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിൽ കൂടിയും അത് കിട്ടിക്കോട്ടേ എന്ന് വിചാരിക്കുന്ന ഡോക്ടർ ആണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഈഗോയോട് സഹതാപം മാത്രമേ ഉള്ളൂ. മതചികിത്സകളെ വിമർശിക്കുന്ന ഡോക്ടർമാരുണ്ട്. അത്തരം എഴുത്തുകൾ വായിക്കുന്ന ഏതെങ്കിലും വായനക്കാരന് മതവിരുദ്ധത ആരോപിക്കാവുന്നതാണ്. ഇവിടെ ഡോക്ടർ ചെയ്യേണ്ടത്, എപ്പോഴും ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്നതാണ്. ശാസ്ത്രം എന്ത് പറയുന്നോ, അതാണ് താൻ പ്രചരിപ്പിക്കുന്നത് എന്ന് പറയാം. നിങ്ങൾ പറഞ്ഞ കാര്യത്തിനെ പിന്താങ്ങാൻ ശാസ്ത്രീയമായ തെളിവുകൾ കൊണ്ടുവരാം. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യം, ശാസ്ത്രം തന്നെ മനുഷ്യവിരുദ്ധമായാലോ എന്നാണ്. ശാസ്ത്രം ഒരു നിലപാടല്ല എന്നതാണ് അതിനുള്ള ഉത്തരം. ശാസ്ത്രം പ്രപഞ്ചസത്യങ്ങൾ മനസിലാക്കാനുള്ള ഉപകരണം മാത്രമാണ്. ഉദാഹരണത്തിന്, “സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര വരുമാനം സമ്പാദിക്കാൻ കഴിയുന്നില്ല [1]” എന്നത് ഒരു ശാസ്ത്രസത്യമാണ്. ഇത് സ്ത്രീവിരുദ്ധ പ്രസ്താവനയല്ല. അതേസമയം, നൈതികത നമ്മളോട് പറയൂന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതര ജെൻ്ററുകളിൽ പെട്ടവർക്കും ഒരേ ശരാശരി വരുമാനം ഉണ്ടായിരിക്കുന്നതാണ് ന്യായം എന്നാണ്. അതുകൊണ്ട്, ഈ ശാസ്ത്രസത്യം കേട്ടതിനു ശേഷം നാം നമ്മളോടു തന്നെ ചോദിക്കേണ്ടത്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സമ്പാദ്യം തുല്യമാക്കാൻ ഇനി എന്തൊക്കെ ചെയ്യാം എന്ന ചോദ്യമാണ്. ശാസ്ത്രം ഉപയോഗിക്കുന്നത് പ്രകൃതിയെ മനസിലാക്കാനാണ്. പ്രകൃതിയെ മനസിലാക്കുമ്പോൾ പ്രകൃതിയിൽ ഉള്ള പ്രശ്നങ്ങൾ എന്താണെന്നും കൂടി അറിയാൻ കഴിയും. ഇങ്ങനെ കണ്ടുപിടിച്ച പ്രശ്നങ്ങളുടെ ആഴം എത്രയുണ്ടെന്ന് പഠിക്കാനും ശാസ്ത്രം ഉപയോഗിക്കാം. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് 23% കുറവ് വരുമാനമേ ഉള്ളൂ [1] എന്ന് കണ്ടുപിടിച്ച പഠനം ഈ പ്രശ്നത്തിൻ്റെ ആഴമാണ് അളക്കുന്നത്. എന്നാൽ, ഈ പ്രശ്നം എങ്ങനെ പരിഹരിക്കണം എന്ന് തീരുമാനിക്കുന്നത് മനുഷ്യൻ തൻ്റെ സർഗാത്മകത ഉപയോഗിച്ചിട്ടാണ്. ഇവിടെ ശാസ്ത്രത്തിനു പങ്കില്ല. സ്ത്രീകൾക്ക് കുറഞ്ഞ വരുമാനമേ ഉള്ളൂ എന്ന പ്രശ്നത്തിനുള്ള സൊലൂഷൻ എന്താണെന്നത് ശാസ്ത്രത്തിന് കണ്ടെത്തി തരാൻ കഴിയില്ല. സ്ത്രീകൾക്ക് പേരൻ്റൽ ലീവ്, സ്ത്രീകളെ ജോലിക്ക് എടുക്കാത്ത കമ്പനികൾക്ക് പിഴ, സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹനം എന്നിങ്ങനെ പല സൊലൂഷനുകൾ സർഗാത്മകതയിൽ നിന്ന് ഉരുത്തിരിഞ്ഞ് വരാം. ഇവ ഓരോന്നും നടപ്പാക്കിയശേഷം, വേതനപ്രശ്നത്തിൻ്റെ ആഴം കുറഞ്ഞോ എന്നത് മനസിലാക്കാൻ വീണ്ടും ശാസ്ത്രം എന്ന ഉപകരണം ഉപയോഗിക്കാം. പേരൻ്റൽ ലീവ് കൊണ്ടുവന്ന് പത്ത് വർഷത്തിനു ശേഷം വരുമാനവ്യത്യാസം 23% ത്തിൽ നിന്നും കുത്തനെ കുറഞ്ഞാൽ നമ്മുടെ സൊലൂഷൻ നല്ലതായിരുന്നുവെന്ന് മനസിലാക്കാമല്ലോ. ഇങ്ങനെയാണ്, പേരൻ്റൽ ലീവ് സ്ത്രീ-പുരുഷ വരുമാനവ്യത്യാസം കുറയ്ക്കുന്നു എന്ന ശാസ്ത്രീയ നിഗമനത്തിലേക്ക് എത്തിച്ചേരുന്നത്. ഭാവിയിൽ സമാനമായ പ്രശ്നം ഉണ്ടായാൽ പഴയ അറിവ് വീണ്ടും ഉപയോഗിക്കാം എന്നതും ശാസ്ത്രത്തിൻ്റെ ഗുണമാണ്. ഒരിക്കൽ കൂടി പറയുന്നു ശാസ്ത്രത്തിന് നിലപാടുകളില്ല, അത് പ്രകൃതിയെ മനസിലാക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അതുകൊണ്ട് ശാസ്ത്രം ഒരിക്കലും മനുഷ്യവിരുദ്ധമാകുന്നില്ല. പത്ത് പവനാണെന്ന് നമ്മൾ കരുതിയ സ്വർണ്ണം തുലാസിൽ അളന്നപ്പോൾ ഒൻപത് പവൻ മാത്രമേ കാണിക്കുന്നുള്ളൂ എന്നതുകൊണ്ട് തുലാസ് സ്വർണ്ണവിരുദ്ധമാണെന്ന് പറയാൻ പറ്റില്ലല്ലോ. ഇൻബോക്സിൽ വളരെയധികം പേർ വന്ന് വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണോ, നിരുത്സാഹപ്പെടുത്തുകയാണോ വേണ്ടത്? ചില ഡോക്ടർമാർക്ക് ഇത്തരം വിഷമങ്ങൾ പങ്കുവയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നത് ഇഷ്ടമാണ്. നല്ല കാര്യം തന്നെ. എങ്കിലും എനിക്ക് ഈ ജോലി കുറച്ച് ബുദ്ധിമുട്ടാണ്. ഈ ജോലി ചെയ്യാൻ ഇമോഷണൽ ലേബർ വേണ്ടിവരുന്നതുകൊണ്ടാണിത്. നമ്മുടെ മൂഡ് എന്തുതന്നെയാണെങ്കിലും, അതിനെ നിയന്ത്രിച്ചുകൊണ്ട് ഉല്ലാസഭരിതരായി അഭിനയിക്കേണ്ടി വരുന്നതിനെയാണ് ഇമോഷണൽ ലേബർ എന്ന് വിളിക്കുന്നത്. ഇൻബോക്സിലെ ആളിൻ്റെ സന്തോഷത്തിനു വേണ്ടി ആശ്വാസവാക്കുകൾ പറയേണ്ടി വരുന്നതും ഇമോഷണൽ ലേബറിൽ പെടും. സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന ആലോചനകൾക്കിടയിൽ, മറ്റൊരാളുടെ പ്രശ്നം മനസിലാക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യണമെങ്കിൽ കുറച്ചധികം മനസ്ഥൈര്യം വേണം. ഞാൻ ചികിത്സിക്കുന്ന രോഗിയോ, എനിക്ക് പ്രിയപ്പെട്ട വ്യക്തിയോ അല്ലാത്തപക്ഷം, മറ്റൊരാൾക്ക് വേണ്ടി ഇമോഷണൽ ലേബർ ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. പലപ്പോഴും നമ്മൾ ഇമോഷണൽ ലേബറിനു മൂല്യം കൽപ്പിക്കാറില്ല. ആശ്വസിപ്പിക്കാൻ ഒരു ചിലവുമില്ലല്ലോ എന്നായിരിക്കും നമ്മൾ പലപ്പോഴും ചിന്തിക്കുന്നത്. അത് ശരിയല്ല. ആശ്വസിപ്പിക്കുക എന്നതും ജോലിയാണ്. വ്യക്തിപരമായ പല പ്രതിസന്ധികളും ഇൻബോക്സിൽ ഷെയർ ചെയ്യുന്നവർ എന്നിൽ വിശ്വാസമർപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നറിയാം. ഇതുവരെ നേരിൽ കണ്ടിട്ടുപോലും ഇല്ലാഞ്ഞിട്ടും എന്നെ വിശ്വാസത്തിലെടുത്തതിനു നന്ദി. പക്ഷെ, എന്നിൽ നിന്നും ആശ്വാസവാക്കുകൾ പ്രതീക്ഷിക്കാനാവില്ല എന്നത് മനസിലായല്ലോ. എനിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ വരൂ, നമുക്ക് ചർച്ച ചെയ്യാം. പക്ഷെ, ആശ്വാസത്തിനു വേണ്ടി മാത്രം സമീപിക്കാതിരിക്കുമല്ലോ. ഓൺലൈൻ ഇടപെടലുകളിൽ പുച്ഛം വാരിവിതറുന്നവരുണ്ട്. നമ്മൾ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം, എത്ര പറഞ്ഞാലും മനസിലാവാത്തവരെ കാണുമ്പോൾ, യുക്തിസഹമായി വിശദീകരിച്ച് കൊടുക്കുന്നതിനു പകരം പുച്ഛിച്ച് വിടാനുള്ള ത്വര എനിക്കും ഉണ്ടാവാറുണ്ട്. ഞാൻ കണ്ട്രോൾ ചെയ്യാറാണ് പതിവ് (അളം മുട്ടുമ്പോൾ കണ്ട്രോൾ പോകാറുണ്ട് പുച്ഛം പലപ്രാവശ്യം ആവർത്തിച്ചാൽ നമ്മൾ ഒരു ‘പുച്ഛിസ്റ്റാ’ണെന്ന ഫീൽ സുഹൃത്തുക്കൾക്ക് കിട്ടും. അപ്പോൾ വായനക്കാർക്ക് സ്വതന്ത്രമായി സംശയങ്ങൾ ചോദിക്കാനോ, അഭിപ്രായം പറയാനോ ബുദ്ധിമുട്ടുണ്ടാകും. പോസ്റ്റിലോ കമൻ്റിലോ പുച്ഛം വാരി വിതറിയിട്ടുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചില എഴുത്തുകാരുടെ നല്ല പോസ്റ്റുകൾ ഷെയർ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ജനാധിപത്യപരമായ സംവാദമില്ലാതെ നിങ്ങൾ പറയുന്നത് വായനക്കാരൻ അംഗീകരിച്ചുകൊള്ളണം എന്നതാണ് നിങ്ങളുടെ ആവശ്യം എങ്കിൽ പുച്ഛിസ്റ്റാകുന്നതിൽ പ്രശ്നമൊന്നുമില്ല. അതല്ല, വിജ്ഞാനം കൈമാറ്റം ചെയ്യുന്നതാണ് ഉദ്ദേശം എങ്കിൽ പുച്ഛം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യമേഖലയിലുള്ളവർ കൂടുതലായും ഓൺലൈനിൽ ഇടപെടുന്നത് വൈദ്യശാസ്ത്രം പ്രചരിപ്പിക്കാനാണല്ലോ. ഇത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്. ശാസ്ത്രസത്യങ്ങൾ മാത്രം പ്രചരിപ്പിക്കാം. അല്ലെങ്കിൽ, ശാസ്ത്ര സത്യങ്ങളോടൊപ്പം ശാസ്ത്രീയ മനോവൃത്തി കൂടി പ്രചരിപ്പിക്കാം. ശാസ്ത്രസത്യം മാത്രം പ്രചരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ടെക്സ്റ്റ്ബുക്കുകൾ നോക്കി തർജമ ചെയ്ത് രോഗത്തെക്കുറിച്ച് എഴുതുമ്പോൾ മേമ്പൊടിക്ക് സ്വന്തം രോഗികളുടെ കഥകളും, സമകാലിക വിഷയങ്ങളുമൊക്കെ എഴുതിച്ചേർത്താൽ ശാസ്ത്രപ്രചാരകനാവാം. ഇങ്ങനെ ചെയ്യുന്നവരുടെ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ പുസ്തകത്തിൽ കണ്ട എല്ലാം അച്ചട്ടാണെന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുക. കാലാനുചിതമായി മാറ്റാത്ത പല ടെക്സ്റ്റുബുക്കുകളുമുണ്ട്, പ്രത്യേകിച്ചും ഇന്ത്യൻ ലേഖകരുടേത്. ഇവയിലുള്ള കാലഹരണപ്പെട്ട സദാചാരബോധവും, ഫ്യൂഡലിസവുമൊക്കെ അതേ പടി തർജ്ജമ ചെയ്ത് അവതരിപ്പിക്കുന്ന ശാസ്ത്രപ്രചാരകർ അപഹാസ്യരാകുകയേ ഉള്ളൂ. നമ്മൾ ഡോക്ടർമാരായിപ്പോയതുകൊണ്ട് മാത്രം മെഡിക്കൽ പ്രൊഫഷനിലുള്ള പുഴുക്കുത്തുകളെയും, അന്യായങ്ങളെയും ന്യായീകരിക്കേണ്ട ബാധ്യത ഇല്ല എന്ന് മാത്രമല്ല, അവ തുറന്നു കാട്ടുകയും വേണം. അച്ചടിച്ച വിവരങ്ങൾ അതേ പോലെ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം ആയില്ല, ശാസ്ത്രീയരീതികൾ പ്രാവർത്തികമാക്കാനും, ശാസ്ത്രം വകതിരിവോടുകൂടി ഉപയോഗിക്കാനുള്ള കഴിവ് കൂടി പകർന്ന് നൽകുന്ന രീതിയിലുള്ള, ശാസ്ത്രീയ മനോവൃത്തി വളർത്തുന്ന പോസ്റ്റുകളാണ് വേണ്ടത്. നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ‘ശാസ്ത്രവിശ്വാസികളെ’ അല്ല, ശാസ്ത്രകുതുകികളെ ആണ്. ഒരു ഉദാഹരണം പറയാം. ദീർഘദൂര ലോറി ഡ്രൈവർമാർ എച്ച്.ഐ.വി അണുബാധ പകർത്താൻ കാരണക്കാരായേക്കാം എന്നത് മെഡിക്കൽ ജേണലുകളിലും പുസ്തകങ്ങളിലുമുണ്ട്. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് സ്വന്തം പങ്കാളികളിൽ നിന്നും വളരെ കാലം അകന്ന് കഴിയേണ്ടി വരുന്നതുകൊണ്ടും, വിനോദം കിട്ടുന്ന പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടും ഇവരിലെ ചുരുക്കം ചിലർ സെക്സ് വർക്കർമാരെ ആശ്രയിക്കാറുണ്ട്. ഇതിൽ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുള്ള ചുരുക്കം ചിലർക്ക് സുരക്ഷിതമായി ലൈംഗികബന്ധം നടത്തേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ട് എച്ച്.ഐ.വി ബാധ ഉണ്ടാകാറുണ്ട്. ഇവർ ട്രക്കുമായി പലയിടങ്ങളിലും പോകുന്നവരാണെന്നതുകൊണ്ട്, മുൻപേ എച്ച്.ഐ.വി ഇല്ലാതിരുന്ന ഇടങ്ങളിൽ എച്ച്.ഐ.വി പകർത്താൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് രോഗലക്ഷണങ്ങൾ എച്ച്.ഐ.വി മുഖാന്തരമാണെന്ന് സംശയം തോന്നുന്ന പക്ഷം, ജോലി ചോദിക്കേണ്ടതും, ജോലി ട്രക്ക് ഡ്രൈവിങ് ആണെന്ന് രോഗി പറഞ്ഞാൽ വിശദമായി സെക്ഷ്വൽ ഹിസ്റ്ററി ചോദിക്കേണ്ടതും, വേണമെങ്കിൽ എച്ച്.ഐ.വിക്കുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതും എന്ന് മെഡിക്കൽ കറിക്കുലത്തിൽ പഠിപ്പിക്കുന്നത്. ശാസ്ത്രപ്രചാരകർ ഇത് വായിച്ചിട്ട്, എച്ച്.ഐ.വി പകരുന്നതിൻ്റെ കാരണം ട്രക്ക് ഡൈവർമാർ ആണെന്ന് കേവലയുക്തി ഉപയോഗിച്ച് പ്രചരിപ്പിച്ചാൽ ഇത് ഒന്നാന്തരം മനുഷ്യവിരുദ്ധതയായി. ഇത് വായിക്കുന്ന പൊതുജനം ട്രക്ക് ഡ്രൈവർമാരെ കല്ലെറിഞ്ഞു തുടങ്ങും. അവരെ പൊതുസ്ഥലങ്ങളിൽ നിന്നും അകറ്റിനിർത്തും. ട്രക്ക് ഡ്രൈവർ ഉള്ള വീടുകളിൽ നിന്ന് അകലം പാലിക്കും. അതുകൊണ്ട് ശാസ്ത്രീയമായ അടിത്തറ ഉള്ളതുകൊണ്ട് മാത്രം എന്തും ഏതും പ്രചരിപ്പിക്കാൻ ഇറങ്ങിയാൽ, ഒരുപക്ഷെ നന്മയെക്കാൾ ഉപരി, അത് തിന്മയായിരിക്കും വരുത്തിവയ്ക്കുക. പാതി വെന്ത ശാസ്ത്രവിവരങ്ങളും ഇത്തരത്തിൽ ഷെയർ ചെയ്യാതിരിക്കുക. കെട്ടുറപ്പുള്ള എവിഡെൻസ് ഉള്ള വസ്തുതകൾ, മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രദ്ധിക്കുക. പൊതുജനത്തിന് ആവശ്യമുള്ള, അവർ അറിയേണ്ടതുള്ള കാര്യങ്ങൾ മാത്രം ലളിതയുക്തിക്ക് കൂടി നിരക്കുന്നവിധത്തിൽ പറഞ്ഞുകൊടുത്താൽ മതിയാകും. പൊതുജനത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ അക്കദമിക കോൺഫറൻസുകളിലേക്കും, ജേണലുകളിലേക്കും പരിമിതപ്പെടുത്തുക. നമ്മൾ കോമ്പ്ലിക്കേറ്റഡ് ആയ കാര്യമാണ് പറയുന്നതെങ്കിലും, അവസാനം പല വായനക്കാരും തലയിൽ ഈ വിവരം സ്റ്റോർ ചെയ്യുന്നത് ലളിതയുക്തി ഉപയോഗിച്ചാണ്. ട്രക്ക് ഡ്രൈവറുടെ പ്രത്യേക ജോലി സാഹചര്യങ്ങൾ കാരണം ഇവരിൽ ചിലരിൽ നിന്നും എച്ച്.ഐ.വി ഉള്ള ഇടങ്ങളിൽ നിന്നും ഇല്ലാത്ത ഇടങ്ങളിൽ അസുഖം പകരാൻ സാധ്യത കൂടുതലാണ് എന്നായിരിക്കും നമ്മൾ എഴുതിക്കാണുക. വായിച്ച് രണ്ട് ദിവസം കഴിഞ്ഞ്, വായനക്കാരിക്ക് ആകെ ഓർമ്മയുള്ളത് “ട്രക്ക് ഡ്രൈവിങ് എച്ച്.ഐ.വിക്ക് കാരണമാകുന്നു” എന്ന അമിതമായി ലളിതവൽക്കരിച്ച വിവരമായിരിക്കും. അതുകൊണ്ട് ഫലം ഇല്ലെങ്കിലും കുഴപ്പമില്ല, വിപരീതഫലം ഉണ്ടാക്കാതിരിക്കുക. എഫക്ട് ഇല്ലെങ്കിലും കുഴപ്പമില്ല, സൈഡ് എഫക്ട് ഇല്ലാതിരുന്നാൽ മതി എന്ന ഹോമിയോ തത്വം ഇവിടെ (മാത്രം) ബാധകമാണ് 🙂 “ഞാൻ പറഞ്ഞത് മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്, അല്ലാതെ നിങ്ങൾ വായിച്ചെടുത്തതല്ല ഞാൻ ഉദ്ദേശിക്കുന്നത്” എന്ന് പല എഴുത്തുകാരും പറയാറുള്ളതാണ്. നമ്മൾ ഉദ്ദേശിക്കാത്ത പല അർത്ഥതലങ്ങളും വായനക്കാർ കാണും. നമ്മൾ എഴുതിയത് പോലെയല്ല വായനക്കാർ വായിച്ചെടുക്കുന്നത് എന്നതുകൊണ്ട് മുൻകൂർ ജാമ്യം എടുക്കാൻ വേണ്ടിയാണ് പല എഴുത്തുകാരും ഇങ്ങനെ പറയുന്നത്. പക്ഷെ, ഒരു ഡോക്ടറുടെ ഉദ്ദേശം സാമൂഹ്യനന്മയാണെന്നതുകൊണ്ട് വായനക്കാരി എന്തു വായിച്ചെടുക്കുന്നു എന്നതിനെക്കുറിച്ചും അത്യാവശ്യം അവബോധമുണ്ടായിരിക്കണം. നമ്മുടെ എഴുത്തിൻ്റെ സാമൂഹ്യപ്രഭാവം എന്താണെന്ന ബോധ്യമുണ്ടായിരിക്കണം. മനസിൽ തോന്നിയ എന്തും അതേപടി എഴുതി വയ്ക്കുന്നതിന് ഞാൻ എതിരല്ല. ചിന്താപോലീസുകളെ ഞാൻ എതിർക്കുകയും ചെയ്യുന്നു. പക്ഷെ, എഴുത്തിൻ്റെ സാമൂഹ്യപ്രഭാവത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെ എന്തും ഏതും എഴുതിയതിനു ശേഷം, തൻ്റെ ഉദ്ദേശലക്ഷ്യം സമൂഹത്തിനു നല്ലത് ചെയ്യുക എന്നതാണ് എന്ന് വിളംബരം ചെയ്യുന്നവരോടാണ് എതിർപ്പ്. നമ്മളോളം വളർന്നവർക്കേ നമ്മുടെ നിലപാടുകളുടെ ഉദ്ദേശശുദ്ധി മനസിലാവൂ. പല വിദ്യാഭ്യാസ നിലവാരവും, സാമൂഹ്യ പശ്ചാത്തലവും ഉള്ളവർ നിങ്ങളുടെ എഴുത്തിനെ പല രീതിയിൽ മനസിലാക്കാനും, എഴുത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് മാത്രം അടർത്തിയെടുത്ത് ഉപയോഗിക്കാനും സാധ്യതയുണ്ട് എന്നത് ഓർക്കുക. ബഹുഭാര്യത്വം പുരുഷന് പരിണാമപരമായ ആനുകൂല്യം കൊടുത്തിട്ടുണ്ട് എന്നൊരു ഹൈപോത്തസിസ് ഉണ്ട്. ഈ ഹൈപോത്തസിസ് പ്രചരിപ്പിക്കുമ്പോൾ നിങ്ങൾ വായനക്കാരോട്, നാച്യുറലിസ്റ്റിക് ഫാലസിക്ക് (is-ought problem) അടിമപ്പെടരുതെന്ന ഡിസ്ക്ലൈമർ കൊടുത്തിട്ടുമുണ്ടാകാം. ഇത് വായിക്കുന്ന ബഹുഭാര്യത്വ തൽപ്പരർ, ഡിസ്ക്ലൈമർ മാത്രം അടർത്തി മാറ്റി ബാക്കി ഭാഗം പ്രചരിപ്പിക്കും. ഇവർക്ക് നിങ്ങളുടെ എഴുത്തിനെക്കാൾ കൂടുതൽ റീച്ച് കിട്ടുകയും ചെയ്യും. അതുകൊണ്ട്, സമൂഹത്തെ പിന്നോട്ട് വലിക്കുന്നവർക്ക് നിങ്ങളുടെ എഴുത്തിലൂടെ അറിഞ്ഞോ അറിയാതെയോ ആയുധങ്ങൾ സപ്ലൈ ചെയ്യരുത്. വീണ്ടും പറയുന്നു, എഫക്ട് കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല, സൈഡ് എഫക്ട് ഇല്ലാതിരുന്നാൽ മതി. ഹൈപ്പോത്തസിസുകൾ വരെ ശാസ്ത്രസത്യമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നവർക്ക് എന്തെങ്കിലും അജണ്ട കാണും എന്നതും ഓർത്ത് വയ്ക്കുക. പുതിയ വിവരങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ കോൺസെണ്ട്രിക്ക് ആയി പറഞ്ഞു കൊടുക്കുന്നതാണ് ഉത്തമം. ഒരു കൺസെപ്റ്റ് മുൻപേ പറഞ്ഞ് ഉറപ്പിച്ച ശേഷം, അതിനോട് സമാനമായ സങ്കീർണ്ണമായ പുതിയ കൺസപ്റ്റ് പരിചയപ്പെടുത്തുക എന്നതാണ് ഈ രീതി. ദഹനപ്രക്രിയ എന്താണെന്നു പോലും അറിയാത്തവർക്ക് ഇൻഫ്ലമേറ്ററി ബവൽ ഡിസീസിൻ്റെ പത്തോളജി പറഞ്ഞ് കൊടുത്തിട്ട് കാര്യമില്ല. ശാസ്ത്രീയ രീതി (scientific methods) എന്താണെന്നുപോലും അറിയാത്ത ഫണ്ടമെൻ്റലിസ്റ്റുകൾക്ക് ശാസ്ത്രത്തിൻ്റെ പരിമിതികളെക്കുറിച്ച് ക്ലാസ് എടുത്താൽ, അവർ കൂടുതൽ വലിയ ഫണ്ടമെൻ്റലിസ്റ്റുകളോ, പോസ്റ്റ് മോഡേണിസ്റ്റുകളോ ആകുകയേ ഉള്ളൂ. അതുകൊണ്ട്, നിങ്ങളുടെ വായനക്കാരുടെ ബൗദ്ധികനിലവാരവും, പൊതുബോധവും മനസിലാക്കി അവർക്ക് ഉതകുന്ന രീതിയിൽ നിങ്ങളുടെ വാദം അവതരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വാട്ട്സാപ്പിൽ കിട്ടിയ പോസ്റ്റൊരെണ്ണത്തിൽ, “1. ശ്രദ്ധിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം, 2. ഓർക്കുക, വഴിയിൽ തുപ്പരുത്” തുടങ്ങിയ ബേസിക്ക് വിവരങ്ങളൊക്കെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിച്ചുകണ്ടു. ഇതൊക്കെ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന കാര്യമാണ്. ഇതൊന്നും അറിയാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. മുതിർന്ന വ്യക്തികളെ മുൻകണ്ട് പോസ്റ്റുകൾ എഴുതുമ്പോൾ ഇതുപോലെ അവരുടെ ബൗദ്ധികനിലവാരത്തെ താറടിക്കും വിധം ബേസിക്ക് ആയ വിവരങ്ങളും, മുട്ടായിക്കഥകളും ചേർക്കാതിരിക്കുന്നതാണ് ബുദ്ധി. ഡോക്ടർ-രോഗി ബന്ധത്തിൽ പരസ്പരബഹുമാനമുണ്ട് എന്നപോലെ, എഴുത്തുകാരി-വായനക്കാരി ബന്ധത്തിലും പരസ്പരബഹുമാനം ആവശ്യമാണ്. വായനക്കാരിക്കും അത്യാവശ്യം ബുദ്ധിയുണ്ട് എന്ന് അനുമാനിക്കുക. സ്കൂളിൽ കുട്ടികളെ ഇരുത്തി, ഉരുവിട്ട് പഠിപ്പിക്കുന്നതുപോലെ ശാസ്ത്രവിജ്ഞാനം കൈമാറിയാൽ വായനക്കാർക്ക് നിങ്ങളെ വായിക്കാനുള്ള പ്രചോദനം നഷ്ടപ്പെടും. വായിക്കുന്ന വ്യക്തിക്ക് പുതിയ ആശയങ്ങൾ കിട്ടുന്നതിനൊപ്പം, മെഡിസിനെ വിമർശനാത്മകമായി സമീപിക്കാനും, കൂടുതൽ അറിയാനുള്ള കൗതുകം വരുത്തുന്നതുമായ രീതിയിൽ എഴുതുന്നതാണ് ഭംഗി (ഇത് പ്രവൃത്തിയിൽ വരുത്താൻ പാടാണെന്ന് അറിയാം, എങ്കിലും ശ്രമിക്കുക അടിസ്ഥാനപരമായ കാര്യങ്ങൾ സ്പൂൺ ഫീഡിങ് നടത്തിയാൽ ചില വായനക്കാർക്കെങ്കിലും മടുപ്പ് തോന്നിയേക്കാം. വേറെ ചിലർ മുകളിൽ പരാമർശിച്ച പോലെ വെറും ‘ശാസ്ത്രവിശ്വാസികളായി’ മാറിയേക്കാം. മതഗ്രന്ഥം വായിക്കുന്നതുപോലെ ശാസ്ത്രപുസ്തകം വായിക്കുന്നതുകൊണ്ടാണ് ഡോക്ടർമാരുടെ ഇടയിൽ പോലും ശാസ്ത്രീയ മനോവൃത്തിയില്ലാത്തവർ ഉണ്ടാകുന്നത്. ആധുനികവൈദ്യ തത്വങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി വികാരങ്ങളെ ഉദ്ധീപിപ്പിക്കുന്ന പോസ്റ്റുകൾ കാണാറുണ്ട്. “കിടപ്പിലായവർക്ക് വാട്ടർ ബെഡ് ഉപയോഗിക്കുക, കാരണം ഒരിക്കൽ നിങ്ങൾക്കും ഈ ഗതി വരാം” എന്ന പ്രസ്താവന ഇതിന് ഉദാഹരണമാണ്. “കിടപ്പിലായവർക്ക് വാട്ടർ ബെഡ് ഉപയോഗിക്കേണ്ടത് ബെഡ് സോർ ഒഴിവാക്കാനാണ്” എന്ന കാര്യകാരണബന്ധം സ്ഥാപിക്കുന്ന പ്രസ്താവനയാണ് ഇതിലും മികച്ചത്. കാരണം, വികാരങ്ങളെക്കാലുപരി വിവേചനബുദ്ധിയാണ് (reason) മനുഷ്യരാശിയെ മുന്നോട്ട് നയിച്ചത് എന്നതുതന്നെ. വികാരം ക്ഷണനേരത്തേക്ക് മാത്രം നമ്മളെ ഉത്തേജിപ്പിക്കുമ്പോൾ വിവേചനബുദ്ധി നമ്മുടെ സ്വഭാവത്തിൽ സ്ഥായിയായ മാറ്റമാണുണ്ടാക്കുന്നത്. ഇതിനെക്കുറിച്ചുള്ള മനോഹരമായ വീഡിയോ ഉണ്ട്. ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കാണാറുണ്ട്. ടെഡ് വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന് ഈ വീഡിയോ ആണ്. കണ്ടുനോക്കൂ. ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നത് പോലെ, യുക്തിഭദ്രമായും, ജനകീയമായും, എവിഡെൻസുകൾ കൃത്യമായി സമർത്ഥിച്ചും, സാമൂഹ്യനന്മ കാംക്ഷിച്ചുകൊണ്ടും, എല്ലാവർക്കും മനസിലാകുന്ന രീതിയിലും, ഒരു പരിധി വരെ ലളിതവൽക്കരിച്ചും, എന്നാൽ അമിതമായി ലളിതവൽക്കരിക്കാതെയും, വായനക്കാരുടെ ബൗദ്ധികനിലവാരത്തെ താഴ്ത്തിക്കെട്ടാതെയും, അതേസമയം ഉയർത്തി പ്രതിഷ്ഠിക്കാതെയും, സംയമനം പാലിച്ചും, സ്ഥാപിത താല്പര്യങ്ങൾക്ക് വഴങ്ങാതെയും ആധുനികവൈദ്യത്തെക്കുറിച്ച് എഴുതുക വലിയ ബുദ്ധിമുട്ടാണ്. ഇത് എഴുതുന്ന എനിക്ക് പോലും പലപ്പോഴും ഇവയെല്ലാം പ്രവൃത്തിയിൽ കൊണ്ടുവരാനായിട്ടില്ല. എങ്കിലും, ഇത്തരത്തിൽ എഴുതാനാണ് ഞാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രളയത്തിനിടയിൽ സ്വീഡനിലിരുന്ന് ബ്ലോഗെഴുതുന്നതിലെ അനൗചിത്യം കാരണം ഒരു മാസമായി ബ്ലോഗ് പോസ്റ്റുകൾ എഴുതിയിരുന്നില്ല. പ്രളയം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഈ സീരീസ് പുനരാരംഭിക്കുകയാണ്. പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ സംഭാവന ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ഞെക്കി സംഭാവന ചെയ്യുവാൻ എല്ലാ വായനക്കാരോടും അഭ്യർത്ഥിക്കുന്നു. 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്? 2. ഏത് വിഷയത്തിൽ പി.ജി എടുക്കണം? 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്? 6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ 8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1 ഭാഗം 2) 14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം? വീണ്ടും തല്ലിനെക്കുറിച്ച് തന്നെ. തല്ല് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ചില കൂട്ടിരിപ്പുകാരെ നമ്മൾ മുന്നേ പരിചയപ്പെട്ടു. ഈ പോസ്റ്റിൽ തല്ല് അല്ലെങ്കിൽ സൈബർ ലിഞ്ചിങ് കിട്ടിയ ശേഷം ഡോക്ടർമാർ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. പതിവുപോലെ ഡിസ്ക്ലൈമർ വച്ച് തന്നെ തുടങ്ങാം. എനിക്ക് കോൺഫ്ലിക്റ്റ് റിസൊല്യൂഷനിലോ, സൈബർ നിയമത്തിലോ യാതൊരു പരിചയവും ഇല്ല. യുക്തിസഹവും, പ്രായോഗികവും ആണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു എന്നേ ഉള്ളൂ. അതുകൊണ്ട് സ്വാഭാവികമായും തെറ്റുണ്ടാവാം. ഞാൻ പരാമർശിക്കാൻ വിട്ടുപോയ കാര്യങ്ങളും, തെറ്റായി പരാമർശിച്ച കാര്യങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ വായനക്കാർക്ക് ഉപകാരമായേക്കും. സൈബർ ലിഞ്ചിങ് വച്ച് തന്നെ തുടങ്ങാം. ഇത് പുതിയ വാക്കാണ്. സൈബർ ഹറാസ്മെൻ്റിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന കുറ്റകൃത്യമാണിത്. ആൾക്കൂട്ടം വ്യക്തിയെ(കളെ) ആക്രമിക്കാൻ വേണ്ടി സൈബർ സ്പേസിൽ അനിയന്ത്രിതമായി വ്യക്തിഹത്യയും, അസഭ്യം വിളിയും, ഭീഷണികളും നടത്തുന്നതിനെയാണ് സൈബർ ലിഞ്ചിങ് എന്ന് വിളിക്കുന്നത്. നേരിട്ട് വന്ന് തല്ലുന്നതിനെക്കാൾ എളുപ്പവും, പൊലീസിനു പോലും കാര്യമായി ഇടപെടാൻ കഴിയാത്തതും ആയ വിഷയമായതുകൊണ്ട് കേരളത്തിൽ സൈബർ ലിഞ്ചിങ് ഇനിയും കൂടാനേ സാദ്ധ്യതയുള്ളൂ. വരും വർഷങ്ങളിൽ കേരളത്തിൽ ഇൻ്റർനെറ്റ് ഉപഭോഗം കേരളത്തിൽ ഇനിയും കൂടും. ഇതുകൊണ്ട് ഭാവിയിൽ കൂടുതൽ പേർ സോഷ്യൽ മീഡിയയിലേക്ക് കടന്നുവരാം. ഇവരിൽ പലർക്കും ഇൻ്റർനെറ്റിൽ ഇടപഴകുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദകൾ അറിയണമെന്നില്ല. യഥാർത്ഥ ലോകത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നത് എങ്ങനെയാണെന്നത് നമ്മളെ മുതിർന്നവർ പഠിപ്പിച്ചു തന്നിട്ടുണ്ട്. പക്ഷെ, വിർച്വൽ ലോകത്തിൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ആരും പഠിപ്പിച്ചിട്ടില്ല, ആർക്കും സ്വയം പഠിക്കാൻ താല്പര്യവുമില്ല. പലരും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ ഇടപെടുന്നത്. ഇവിടെ സ്വന്തം പേരിലും, ഫേക്ക് ഐഡികളിലും വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയും, നടിമാരെ ‘മര്യാദ’ പഠിപ്പിക്കുകയും, ഫാൻസ് അസോസിയേഷനു വേണ്ടി അപരനെ തെറി വിളിക്കുകയും, അന്യരെ മതപ്രബോധനം നടത്തുകയും, വിദ്വേഷരാഷ്ട്രീയം ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സാമൂഹ്യവിപത്ത് തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ക്രൈമുകളെ നേരിടാൻ ശക്തമായ ബോധവൽക്കരണം മാത്രമാണ് പ്രതിവിധി. സ്കൂൾ ടെക്സ്റ്റുബുക്കുകളിൽ ‘സൈബർ മര്യാദ’യും, ‘സൈബർ അച്ചടക്ക’വും പാഠ്യവിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചീത്തവിളിക്കുമ്പോൾ സംതൃപ്തി കിട്ടുന്നവർ. ചീത്തവിളിക്കാനുള്ള കാര്യം എന്താണന്നുപോലും അറിയാതെ വെറുതേ പോയി ചീത്തവിളിക്കുന്നവർ കടപ്പാട്) ഒരു ത്രില്ലിനു വേണ്ടി, കൂട്ടുകാരെയും വിളിച്ചുവരുത്തി പോസ്റ്റുകൾക്ക് കീഴെ ചെന്ന് തെറി വിളിക്കുന്നവരുമുണ്ട്. കൂട്ടുകാരുടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ, ഒറ്റയ്ക്കായിരുന്നാൽ ചെയ്യാൻ പേടിയുള്ള കാര്യങ്ങൾ കൂടി ചെയ്യാനുള്ള ധൈര്യം ഉണ്ടായി വരും. സുഹൃദ് വൃന്ദത്തിൽ ആരാണ് കൂടുതൽ കേമൻ എന്ന് തമ്മിൽ തമ്മിൽ തെളിയിക്കേണ്ട അലിഖിത നിയമം ഉള്ളതുകൊണ്ട് ഇതിൽ ഒരുത്തൻ പിതാമഹന്മാരെ സ്മരിച്ചാൽ അടുത്തവൻ ഒരു ലെവൽ കൂടി കൂട്ടി ബലാത്സംഗത്തിന് ആഹ്വാനം ചെയ്യും. ഇങ്ങനെ ലിഞ്ചിങ് നടക്കുന്ന പോസ്റ്റിലെ കമൻ്റുകൾ കൂടുതൽ കൂടുതൽ വിഷലിപ്തമായി വരും. കേരളത്തിൽ ഭീകരമായ ലൈംഗിക ദാരിദ്ര്യം ഉള്ളതുകൊണ്ട്, ഇര സ്ത്രീയാണെങ്കിൽ ഗ്രാഫിക് സെക്ഷ്വൽ വയലൻസും, റേപ്പ് ചെയ്യുമെന്ന ഭീഷണികളും, ഗുഹ്യാവയവങ്ങളെ എങ്ങനെ സമീപിക്കും എന്ന വർണ്ണനയും ഒക്കെ കാണാം. നിങ്ങൾക്കെതിരെ സൈബർ ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. പൊലീസ് കുറ്റക്കാരെ കണ്ടെത്തി എന്തെങ്കിലും നടപടിയെടുക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും കുറ്റവാളികളെ കണ്ടുപിടിക്കാൻ പൊലീസിനു കഴിയാറില്ല, പിടിച്ചാൽ തന്നെയും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടാറുമില്ല. എങ്കിലും, പ്രതീക്ഷ കൈവെടിയാതെ ക്രൈം റിപ്പോർട്ട് ചെയ്യുക തന്നെ വേണം. നിങ്ങൾക്കുനേരെ അങ്ങേയറ്റം ഹീനമായ വാക്കുകൾ ഉപയോഗിച്ചിട്ടുള്ള കമൻ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ലിങ്കുകൾ എന്നിവയാണ് ശേഖരിക്കേണ്ടത് എന്നതുകൊണ്ട് ഈ പണി സ്വയം ചെയ്യാതെ, നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളെയാരെങ്കിലും ഏൽപ്പിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്. ലിഞ്ചിങ് കാരണം മനപ്രയാസം നേരിടുന്നുണ്ടെങ്കിൽ ലീവെടുത്ത് മറ്റെന്തെങ്കിലും ഹോബിയിൽ വ്യാപൃതരാകുക. ആവശ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിൻ്റെ സഹായവും തേടുക. ലിഞ്ചിങ് നിങ്ങളുടെ മാനസിക സ്വാസ്ഥ്യത്തെ ബാധിക്കുന്നതായി കരുതുന്നില്ലെങ്കിൽ സാധാരണ പോലെ ഡ്യൂട്ടിക്ക് പോകുകയും, രോഗിപരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ, സൈബർ ലിഞ്ചിങ് നിങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന അറിവ്, നിങ്ങളെ ലിഞ്ച് ചെയ്യാൻ ആഹ്വാനം ചെയ്ത എല്ലാ വ്യക്തികൾക്കും എതിരെയുള്ള ശക്തമായ തിരിച്ചടിയാണ്. ഒരു റൗണ്ട് ലിഞ്ചിങ് നടന്ന്, ലിഞ്ചിങ് നടക്കുന്ന പോസ്റ്റിന് അത്യാവശ്യം റീച്ച് ഒക്കെ കിട്ടിയാൽ, പിന്നെ രണ്ടാം റൗണ്ട് ലിഞ്ചിങ്ങുകാർ വന്നെത്തുകയായി. ഇവർ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഒക്കെ തിരഞ്ഞ് പിടിച്ച്, നിങ്ങളുടെ ഫോട്ടോകൾ കണ്ടെത്തി, ഉപയോഗിക്കും. നിങ്ങളുടെയും, ചിലപ്പോൾ നിങ്ങളുടെ പങ്കാളി, കുഞ്ഞുങ്ങൾ എന്നിവരുടെയും ഫോട്ടോകൾ വികൃതമാക്കി, വൃത്തികെട്ട കമൻ്റുകളും ചേർത്ത് പ്രചരിപ്പിക്കും. ചിലർ നിങ്ങളുടെ സോഷ്യൽ മീഡിയ ഇൻബോക്സ്, ടൈംലൈൻ എന്നിവിടങ്ങളിൽ തെറിയഭിഷേകം നടത്തും. ഈ സാദ്ധ്യത മുന്നിൽ കണ്ട്, പ്രൊഫൈൽ സെറ്റിങ്ങുകൾ പ്രൈവറ്റ് ആക്കി വയ്ക്കുകയോ, അക്കൗണ്ട് കുറച്ച് ദിവസങ്ങളിലേക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യുകയോ ചെയ്യുന്നതാകും നല്ലത്. ഓൺലൈൻ മഞ്ഞപ്പത്രങ്ങളും സോഷ്യൽ മീഡിയയിൽ നിങ്ങൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്. നിങ്ങൾ പ്രതികരിച്ചാലും ഇല്ലെങ്കിലും സൈബർ ലിഞ്ചിങ് തനിയെ കെട്ടടങ്ങും. എങ്കിലും നിങ്ങളുടെ പ്രതികരണം എന്താണെന്നത് ജനസമക്ഷം അറിയിക്കേണ്ടതുണ്ട്. “ഇൻ്റർനെറ്റ് ഒന്നും മറക്കാറില്ല” എന്നുള്ളത് വളരെ സത്യമാണ്. പത്ത് വർഷങ്ങൾ കഴിഞ്ഞ് ചെന്ന് നോക്കിയാലും, ലിഞ്ചിങ് നടന്ന പോസ്റ്റുകൾ, ഓൺലൈൻ മാധ്യമങ്ങളിലെ മഞ്ഞവാർത്തകൾ എന്നിവ സെർച്ച് എഞ്ചിനിൽ പൊങ്ങിവരും. ഇത്തരം പോസ്റ്റുകൾ മുൻപേ തന്നെ ഉണ്ടെന്നിരിക്കേ നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുകളും ഇല്ലാത്തപക്ഷം, ഇൻ്റർനെറ്റിൽ നിന്ന് പ്രശ്നത്തിൻ്റെ മുഴുവൻ ചിത്രം കിട്ടുന്നില്ല. ഇൻ്റർനെറ്റ് മാത്രം നോക്കുന്ന ഒരാൾ നിങ്ങൾ തെറ്റുകാരിയാണെന്ന് വിധിക്കാനും സാദ്ധ്യതയുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്ന അനേകം പേർ, പ്രത്യേകിച്ചും ഡോക്ടർമാർ, ഉണ്ടാകും. ലിഞ്ചിങ് പോസ്റ്റ് വൈറലാകുമ്പോൾ തെറ്റ് നിങ്ങളുടെ ഭാഗത്തല്ല എന്നതിന് നിങ്ങൾ കൃത്യമായ വിശദീകരണം കൊടുത്താൽ ഇവർക്ക് നിങ്ങളുടെ കൂടെ നിൽക്കാൻ മറിച്ച് ആലോചിക്കേണ്ടി വരില്ല. ഇത്തരം വിശദീകരണം നൽകാത്ത പക്ഷം, മുഴുവൻ വിവരങ്ങളും അറിയാത്തതുകൊണ്ട്, പലർക്കും നിങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ എഴുതാൻ കഴിയാത്ത സാഹചര്യം വരും. ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന വാർത്ത കേട്ട് പലരും നിങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തും. ഇവർ രണ്ട് കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങൾക്കുണ്ടായ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവരാണ് ഒന്നാം വിഭാഗം. നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്ന് കുത്തിനോവിച്ചേക്കാം (“ഞങ്ങളും വിവരം അറിഞ്ഞൂ ട്ടോ” എന്ന ലൈൻ) എന്നു കരുതി കപടമായി അനുകമ്പ പ്രകടിപ്പിക്കുന്നവരാണ് രണ്ടാം വിഭാഗം. പ്രത്യക്ഷത്തിൽ ഈ രണ്ട് ഗ്രൂപ്പുകാരെയും തിരിച്ചറിയാൻ ആകില്ല. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത്, ക്ഷേമം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന, മുൻപേ തയ്യാറാക്കിയ ആ വീഡിയോ വാട്ട്സാപ്പ് വഴിയോ മറ്റോ അയച്ചു കൊടുക്കുക എന്നതാണ്. എന്നിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയുക. നിങ്ങളെ ഇഷ്ടപ്പെടുന്നവർ, നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം, തീർച്ചയായും വീഡിയോ ഷെയർ ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളല്ലോ. വിവരം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും ഒരേ വീഡിയോ മാത്രം ഷെയർ ചെയ്യുന്നതിലൂടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മെസേജ് എഴുതേണ്ട പണിയും ഒഴിവായിക്കിട്ടും. ചോദിച്ച് വരുന്നവർക്ക് വേണ്ടി ഒരുപാട് പ്രാവശ്യം നിങ്ങളുടെ ഭാഗം വിശദീകരിക്കേണ്ടി വരുന്നത് മാനസികസ്വാസ്ഥ്യത്തെ ബാധിക്കും എന്നത് ഓർക്കുക. ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം ഫോണിൽ വിളിച്ച്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുക. സുഹൃത്തുക്കളോട് ലിഞ്ചിങ് നടക്കുന്ന പോസ്റ്റ്, അത് ഫേസ്ബുക്കിലാണെങ്കിൽ, അബ്യൂസ് റിപ്പോർട്ട് ചെയ്യാനും പറയാവുന്നതാണ്. അബ്യൂസീവ് ആയ പോസ്റ്റ് ആണെന്ന് ഫേസ്ബുക്കിനു മനസിലായാൽ, അവർ പിൻവലിക്കാനുള്ള സാദ്ധ്യത ഉണ്ട്. സൈബർ ലിഞ്ചിങ് നേരിട്ടതുകൊണ്ട് ഇന്നുവരെ ഒരു ഡോക്ടറുടെയും റെജിസ്ട്രേഷൻ പോയിട്ടില്ല. എൻ്റെ അറിവിൽ ആരുടെയും ജോലിയും പോയിട്ടില്ല. എന്നാൽ ജോലി പോകില്ല എന്ന കാര്യത്തിൽ ഗ്യാരണ്ടി ഒന്നും ഇല്ല. കാരണം, പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് കുപ്രസിദ്ധി ഉണ്ട് എന്നറിഞ്ഞാൽ ഇവർ ശമ്പളം കുറയ്ക്കാനോ, പിരിച്ചു വിടാനോ തന്നെയോ ഒരുമ്പെട്ടേക്കാം. സർക്കാറിൻ്റെ കാര്യവും വ്യത്യസ്ഥമല്ല. ജനവികാരം നിങ്ങൾക്കെതിരെ ആണെങ്കിൽ മുഖം രക്ഷിക്കാൻ സർക്കാർ നിങ്ങൾക്ക് സസ്പെൻഷൻ സമ്മാനിച്ചുകൂടായ്കയില്ല. സിസ്റ്റത്തിൻ്റെ തകരാറുകൾക്ക് വ്യക്തികളെ ശിക്ഷിക്കുന്ന പരിപാടിയാണ് സർക്കാർ പോലും വർഷങ്ങളായി ചെയ്തുവരുന്നത്. ഭരണപ്പാർട്ടി പ്രവർത്തകരാണ് ലിഞ്ചിങ്ങിന് നേതൃത്വം നൽകുന്നതെങ്കിൽ ഇവർ സർക്കാറിനെ സ്വാധീനിച്ച് നിങ്ങളുടെ ജോലി തെറിപ്പിക്കാനും സാദ്ധ്യതയുണ്ട്. വെർച്വൽ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ യഥാർത്ഥ ലോകത്തെ സ്വാധീനിക്കുന്നതിൻ്റെ അളവ് കൂടിക്കൂടി വരുന്നതേ ഉള്ളൂ. പല കോളേജുകളിലും നടക്കുന്ന അടിപിടികളുടെ തുടക്കം വാട്ട്സാപ്പ് തർക്കങ്ങളാണെന്നതും വെർച്വൽ ലോകത്തിൻ്റെ പ്രസക്തി നമ്മളെ ഓർമ്മിപ്പിക്കുന്നു. തല്ലിൽ നിന്ന് ആശുപത്രികളെയും ഡോക്ടർമാരെയും രക്ഷിക്കാൻ ഹോസ്പിറ്റൽ ആക്റ്റ് കേരള (ആക്റ്റ് 14, 2012) ഉണ്ട്. എന്നാൽ സൈബർ ലിഞ്ചിങ്ങിൽ നിന്ന് സംരക്ഷിക്കാൻ ഈ ആക്റ്റ് മതിയാവുമോ എന്നറിയില്ല. ഈ ആക്റ്റിലെ ‘വയലൻസ്’ എന്ന വാക്ക് വിട്ടുവീഴ്ചയില്ലാതെ നിർവ്വചിച്ചാൽ സൈബർ ലിഞ്ചിങ്ങും ആക്റ്റിൻ്റെ പരിധിയിൽ പെടേണ്ടതാണ്. തിരുവനന്തപുരത്തെ ഡോക്ടറെ ലിഞ്ച് ചെയ്ത സംഭവത്തിൽ ഈ ആക്റ്റ് പ്രകാരമാണോ അറസ്റ്റ് നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ വിവരമൊന്നുമില്ല. ഈ ആക്റ്റ് പ്രകാരം ആശുപത്രികൾക്കും, ഡോക്ടർമാർക്കും എതിരെ വയലൻസ് നടത്തുന്നവരെ 50,000 രൂപയിൽ കൂടാത്ത പിഴയും, മൂന്ന് വർഷങ്ങളിൽ കൂടാത്ത തടവും അഥവാ രണ്ടും കൂടിയും നൽകി ശിക്ഷിക്കാവുന്നതാണ്. സൈബർ ലിഞ്ചിങ്ങിനെക്കുറിച്ച് നമ്മൾ പറഞ്ഞു. അടുത്തതായി തല്ലിനെക്കുറിച്ച് പറയാം. തല്ല് തുടങ്ങിയാൽ ഉടൻ പൊലീസിനെ വിളിക്കുക എന്നത് മാത്രമാണ് പോംവഴി. തല്ല് വാങ്ങിയ വ്യക്തിക്ക് ഉടനെ പൊലീസിനെ വിളിക്കാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാകില്ല എന്നത് മുൻകൂട്ടി കണ്ട്, സ്ഥലത്തുള്ള മറ്റാരെങ്കിലും പൊലീസിനെ വിളിക്കുന്നതാണ് നല്ലത്. അടി വാങ്ങിയവരെല്ലാം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടിയിരിക്കണം. താനൊരു ഡോക്ടറാണല്ലോ എന്ന് വിചാരിച്ച്, സ്വയം എക്സാമിൻ ചെയ്ത് ഫ്രാക്ചർ, ബ്ലീഡിങ് ഒന്നും ഇല്ല എന്ന് വിധിയെഴുതരുത്. മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തി നിങ്ങളെ പരിശോധിപ്പിക്കുകയാണ് വേണ്ടത്. ഉണ്ടായ മുറിവുകളും, ചെയ്ത ചികിത്സകളും വൃത്തിയായി ഈ ഡോക്ടറെക്കൊണ്ട് ഡോക്യുമെൻ്റ് ചെയ്യിക്കണം. ഈ രേഖകൾ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യണം. പലപ്പോഴും പൊലീസ് എത്തിച്ചേരുന്നതിനു മുൻപേ തല്ലുകാർ രക്ഷപെട്ടിരിക്കും. തല്ലിയവർ കലിപ്പ് അടക്കാൻ വയ്യാതെ ആശുപത്രി മുതലും കൂടി നശിപ്പിച്ചിട്ടേ പോകാറുള്ളൂ. ഇത്തരം സാഹചര്യത്തെളിവുകൾ എല്ലാം പൊലീസ് വരുന്നതു വരേയ്ക്കും നിലനിർത്തണം. എല്ലാ ആശുപത്രികളിലെയും ക്യാഷ്വാലിറ്റികളിൽ വീഡിയോ സർവൈലൻസ് ക്യാമറ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ക്യാഷ്വാലിറ്റിയിലാണ് തല്ലുകൾ കൂടുതലും നടക്കുന്നത് എന്നതുകൊണ്ടാണിത്. ക്യാമറ ഉണ്ടെങ്കിൽ സി.സി.ടി.വി ഫൂട്ടേജിൽ തല്ലുകാരുടെ ചിത്രങ്ങളും പതിഞ്ഞോളും. ഇവരെ പിന്നീട് ട്രാക്ക് ചെയ്യാൻ എളുപ്പമാകുകയും ചെയ്യും. പുതിയ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയി ചേരുമ്പോൾ, നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ സർവൈലൻസിനുള്ള ആവശ്യം ഉന്നയിക്കുക. ഈ അവസരത്തിൽ നിങ്ങളുടെ പ്രൈവസിയെക്കാൾ പ്രധാനം സുരക്ഷയാണെന്നതുകൊണ്ടാണിത്. തല്ലിയവർ ഓടിരക്ഷപെട്ടാലും, തല്ലിയവരുടെ കൂടെ വന്ന രോഗി ആശുപത്രിയിൽ തന്നെ ഉണ്ടായിരിക്കാനുള്ള അപൂർവ്വ സാദ്ധ്യതയും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഈ രോഗിയുടെ പരിചരണം മറ്റൊരു ഡോക്ടറെ ഏൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ അടി വാങ്ങിയതുകൊണ്ട് പൂർണ്ണ ആരോഗ്യവതി അല്ലാത്തതിനാലും, രോഗിയുടെ ബന്ധുക്കളാൽ അടി കിട്ടിയ അനുഭവം കാരണം രോഗിയെ പരിചരിക്കുന്നതിൽ ബയാസ് ഉണ്ടാകുമെന്നതിനാലുമാണിത്. നിങ്ങളാണ് ആശുപത്രിയിലെ ഒരേയൊരു ഡോക്ടർ എങ്കിൽ, രോഗിയെ ഫസ്റ്റ് എയിഡ് കൊടുത്ത്, ആവശ്യമെങ്കിൽ സ്റ്റെബിലൈസ് ചെയ്ത്, മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യേണ്ടത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിൽ, കേസിനെ ബാധിക്കാതിരിക്കാൻ വേണ്ടിയും ഈ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാവുന്നതുമാണ്. എല്ലാവർക്കും സംഘർഷഭരിതമല്ലാത്ത ഒരു ആശുപത്രിജോലിക്കാലം ആശംസിക്കുന്നു. 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്? 2. ഏത് വിഷയത്തിൽ പി.ജി എടുക്കണം? 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്? 6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ 8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1 ഭാഗം 2) വിക്കിപീഡിയ നിരോധിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. സ്വന്തം ഭൂതകാലത്തെ ഭയപ്പെടുന്നവരും, അശാസ്ത്രീയ രീതികളിലൂടെ പ്രവർത്തിക്കുന്നവർക്കുമാണ് വിക്കിപീഡിയ എതിരാളിയാകുന്നത്. ഇലക്ഷനു നിൽക്കുന്ന സ്ഥാനാർത്ഥി അഞ്ച് വർഷം മുൻപ് നടത്തിയ അഴിമതിയെക്കുറിച്ചൊക്കെ വിക്കിപീഡിയയിൽ ഉണ്ടാകും. ഇത് അവരുടെ വിജയസാധ്യതയെ ബാധിച്ചേക്കാം. എത്ര പണവും, അധികാരവും ഉപയോഗിച്ചാലും വിക്കിപീഡിയയിലെ ഈ ഭാഗം നീക്കം ചെയ്യാൻ കഴിയുകയുമില്ല. അഴിമതിയുടെ ചരിത്രം വിക്കിപീഡിയയിലെ ഇദ്ദേഹത്തിൻ്റെ പേജിൽ കാലാകാലം നിലനിൽക്കും. ഇങ്ങനെ, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിവരങ്ങളുടെ ആധികാരികത തീരുമാനിക്കുന്ന വിക്കിപീഡിയയുടെ നയം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. തുർക്കിയിലെ ഭരണകൂടം ഒരുദാഹരണമാണ്. തുർക്കി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വസ്തുതകൾ വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അവർ തുർക്കി രാജ്യത്തിൽ വിക്കിപീഡിയ നിരോധിച്ചു. ഇതുപോലെ ചൈനയും, ഉത്തരകൊറിയയുമൊക്കെ പണ്ടേ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്. ഇത് ഓർമ്മ വരാൻ കാരണം, ഹോമിയോ ഡോക്ടർമാർ വിക്കിപീഡിയ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കേട്ടു (മുഖ്യധാരാ മാധ്യമങ്ങൾ സ്ഥിതീകരിച്ചിട്ടില്ല ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന സത്യം വിക്കിപീഡിയയിൽ തുറന്നെഴുതിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഈ നിവേദനം വിക്കിപീഡിയയ്ക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരു പ്രൊഫഷണൽ ബോഡി കിണിഞ്ഞു ശ്രമിച്ചിട്ടും, വിക്കിപീഡിയയിൽ നിന്ന് അവർ പ്രാക്ടീസ് ചെയ്യുന്ന വൈദ്യത്തെ സംബന്ധിച്ച ഒരു വാക്യം എടുത്ത് മാറ്റാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള നിയമങ്ങളാണ് വിക്കിപീഡിയയിലുള്ളത്. എല്ലാവർക്കും വിക്കിപീഡിയയിൽ കയറി എഴുതാമെങ്കിലും, എന്തും എഴുതാമെന്ന് വിചാരിക്കരുത്. തെളിവുകളുടെ പിൻബലമില്ലാതെ എഴുതുന്നതെന്തും, ചോദ്യം ചെയ്യുന്നതും, ഡിലീറ്റ് ചെയ്യുന്നതും സാധാരണമാണ്. വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതൊക്കെ തെറ്റാണ്, അതുകൊണ്ട് വിക്കിപീഡിയ ഉപയോഗയോഗ്യമല്ല എന്ന് പറയുന്നവരുണ്ട്. വിക്കിപീഡിയയിലുള്ളത് ആധികാരികമായ വിജ്ഞാനമാണ് എന്ന് വിക്കിപീഡിയ പോലും അവകാശപ്പെടുന്നില്ല. വിക്കിപീഡിയയിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാകാം. കുറവ് പേർ വായിക്കുന്ന പേജുകളിലാണ് തെറ്റുകൾ കൂടുതലുണ്ടാകാൻ സാധ്യത. കൂടുതൽ വായനക്കാരുള്ള പേജുകൾക്ക് പൊതുവിൽ കൂടുതൽ എഴുത്തുകാരും ഉണ്ടാകും. അതുകൊണ്ട് തെറ്റുകൾ കടന്നു കൂടിയാലും പെട്ടെന്ന് തന്നെ തിരുത്തപ്പെടും. അതേസമയം, അത്ര റെഫറൻസുകൾ ഉൾക്കൊള്ളാത്ത, അധികം ആളുകൾ വായിക്കാത്ത, കുറച്ച് എഴുത്തുകാർ ചേർന്ന് എഴുതിയ ലേഖനങ്ങളിൽ തെറ്റുകൾ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. വിക്കിപീഡിയ ആധികാരികമല്ലാത്ത എൻസൈക്ലോപീഡിയ ആണ് എന്ന് സമ്മതിക്കുമ്പോൾ, പിന്നെ വേറാരാണ് ആധികാരികം എന്ന സംശയം സ്വാഭാവികമായും വരാം. അപ്പോൾ പലരും പറയുന്ന ഉത്തരമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. വിക്കിപീഡിയയുമായി തുലനം ചെയ്ത് നോക്കുമ്പോൾ ബ്രിട്ടാണിക്കയും ഏതാണ്ട് അതേ ആധികാരികത മാത്രമേ പാലിക്കുന്നുള്ളൂ എന്നാണ് 2005-ൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്. 2005-ൽ വിക്കിപീഡിയയ്ക്ക് വെറും അഞ്ച് വയസ്സ് മാത്രമേ ഉള്ളൂ. അതിനുശേഷം വിക്കിപീഡിയയിൽ കൂടുതൽ എഴുത്തുകാരും, പോളിസികളും, ടെക്നോളജിയും വന്നു. 2018-ൽ ഇത്തരം ഒരു പഠനം ആവർത്തിച്ചാൽ, ലേഖനങ്ങളുടെ വൈവിധ്യത്തിൻ്റെ കാര്യത്തിലും ആധികാരികതയുടെ കാര്യത്തിലും ബ്രിട്ടാണിക്കയെക്കാൾ മുന്നിൽ നിൽക്കുക വിക്കിപീഡിയയാണെന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയോടും, മറ്റ് ഡിജിറ്റൽ മാധ്യമങ്ങളോടും കിടപിടിച്ച് നിൽക്കാൻ ആകാതെ, 2012-ൽ ബ്രിട്ടാണിക്ക തങ്ങളുടെ പ്രിൻ്റ് പതിപ്പ് നിർത്തലാക്കി. 244 വർഷങ്ങളോളം പ്രിൻ്റ് ചെയ്തിരുന്ന പുസ്തകമാണിതെന്നോർക്കണം. വിക്കിപീഡിയ മെഡിക്കൽ പഠനത്തിന് ഉപയോഗിക്കരുത് എന്നതാണ് അടുത്ത വാദം. ആരോഗ്യമേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. വിക്കിപീഡിയ എഴുതിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്, റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. അതുകൊണ്ട് ഇതിനെക്കുറിച്ച് അടിസ്ഥാനപരമായ വിവരം ഉണ്ടാക്കാൻ ഞാൻ വിക്കിപീഡിയ ഉപയോഗിക്കും. അതേസമയം, മസ്തിഷ്കാഘാതത്തെക്കുറിച്ച് എനിക്ക് അക്കാദമിക തലത്തിൽ അറിയാം. അതുകൊണ്ട്, ഈ വിഷയത്തിൽ വിക്കിപീഡിയ എനിക്ക് ഉതകുന്ന വിവരസ്രോതസ്സല്ല. എങ്കിലും, പല പ്രാഥമിക മെഡിക്കൽ ലേഖനങ്ങളും ടെക്സ്റ്റ്ബുക്ക് ലേഖനങ്ങളെക്കാൾ ലളിതമായും, സമഗ്രമായും വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അൾഷൈമേഴ്സിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഉദാഹരണം. അൾഷൈമേഴ്സിനെക്കുറിച്ച് എത്ര അഗാധ ജ്ഞാനമുണ്ടെങ്കിലും, അൾഷൈമേഴ്സ് ലേഖനത്തിലുള്ളത്ര കൃത്യതയോടെയും, സമഗ്രമായും ഒരൊറ്റ വ്യക്തിക്ക് എഴുതാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് പേർ ചേർന്ന് എഴുതിയതുകൊണ്ടാണ് ഈ ലേഖനം വളരെ മികച്ചതാകുന്നത്. കേരളത്തിൽ അക്കാദമിക മേഖലയിലുള്ളവർ വിക്കിപീഡിയയോട് നിഷേധാത്മക സമീപനം എടുത്ത് കണ്ടിട്ടുണ്ട്. ഇവരോട് പറയാനുള്ളത് വിക്കിപീഡിയയെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല എന്നതാണ്. എന്തൊക്കെപ്പറഞ്ഞാലും വിദ്യാർത്ഥികൾ വിക്കിപീഡിയ നോക്കിയാണ് പല കാര്യങ്ങളും പഠിച്ചെടുക്കുന്നത്. ഇവർക്ക് മികച്ചരീതിയിൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിക്കിപീഡിയയിലെ ലേഖനങ്ങളും നല്ല നിലവാരം പുലർത്തിയിരിക്കണം. അതുകൊണ്ട് അധ്യാപകർ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാനും, നിലവിലുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിദ്യാർത്ഥികളെ മാത്രമല്ല, ലോകം മുഴുവനുമുള്ള വിദ്യാർത്ഥികളെയാണ് സഹായിക്കുന്നത് എന്നും ഓർക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ പങ്കെടുക്കാനായി വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമും നിലവിലുണ്ട്. വിക്കിപീഡിയൻ ആയതുകൊണ്ട് എനിക്ക് ഏറ്റവുമധികം അഭിമാനം തോന്നിയത് നിപ്പ വൈറസ് രോഗത്തെക്കുറിച്ചുള്ള ലേഖനം എഴുതിയപ്പോഴാണ്. കേരളത്തിൽ നിപ്പ സ്ഥിതീകരിച്ചു എന്നറിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒരുപാട് ശാസ്ത്രപ്രബന്ധങ്ങളിൽ പരതി. യൂണിവേഴ്സിറ്റിയുടെ അക്കൗണ്ട് ഉള്ളതുകൊണ്ട് എല്ലാ ശാസ്ത്രപ്രബന്ധങ്ങളും സൗജന്യമായി വായിക്കാൻ കഴിഞ്ഞു. ഒരു വൈകുന്നേരം മുഴുവൻ ഇതിനു വേണ്ടി മാറ്റിവച്ച്, പ്രബന്ധങ്ങൾ അരിച്ചു പെറുക്കി, രോഗത്തിൻ്റെ ലക്ഷണങ്ങളും, ചികിത്സയുമൊക്കെ കണ്ടെത്തി. പത്രവാർത്തകൾ തിരഞ്ഞ് മറ്റ് രാജ്യങ്ങളിൽ ഈ രോഗം ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവിടെ ഉപയോഗിച്ച പ്രതിരോധ നടപടികളുമൊക്കെ വായിച്ച് പഠിച്ചു. പേജ് തുടങ്ങിയതിനു ശേഷം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും, ശാസ്ത്രജ്ഞരും കൂടി എഴുത്തിൽ പങ്കാളികളായി. മറ്റ് സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കൾ ലേഖനം അവരവരുടെ ഭാഷകളിലേക്ക് തർജ്ജമ നടത്തി. നിങ്ങൾ ലാഘവത്തോടെ വായിച്ച് പോകുന്ന ഓരോ ലേഖനത്തിനും പിന്നിൽ ഒരുപാട് അധ്വാനമുണ്ട് എന്ന് മനസിലായല്ലോ. നിപാ വൈറസ് രോഗത്തെക്കുറിച്ചുള്ള വിക്കിപീഡിയ താളിൻ്റെ സ്ഥിതിവിവരക്കണക്കുകൾ. നാല് ലക്ഷത്തിൽ പരം തവണ ഈ താൾ സന്ദർശിക്കപ്പെട്ടു കടപ്പാട്) ഞാൻ വിക്കിപീഡിയയിൽ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന എന്തും ചെയ്യും എന്നാണ് ലളിതമായ ഉത്തരം. പങ്കെടുത്ത പ്രൊജക്ടുകളെക്കുറിച്ച് എൻ്റെ വിക്കിപീഡിയ ഉപയോക്തൃതാളിലുണ്ട്. ആധുനികവൈദ്യത്തെ കുറിച്ചാണ് ആദ്യം എഴുതിയിരുന്നത്. പിന്നീട്, വിക്കിപീഡിയയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണെന്ന് മനസിലായപ്പോൾ സ്ത്രീകളെക്കുറിച്ച് എഴുതുന്നതിലും ശ്രദ്ധ ചെലുത്തി. അങ്ങനെയിരിക്കെയാണ് 2012-ൽ വിക്കിവുമൺ ക്യാമ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായിരുന്നു ഇത്. അർജൻ്റീനയിലെ ബ്യൂണസ് എയഴ്സിൽ വച്ചായിരുന്നു പരിപാടി. എനിക്കാണെങ്കിൽ അർജൻ്റീന എന്ന രാജ്യത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. അതുവരെയും ഒരു വിദേശ രാജ്യത്തേക്ക് പോലും പോയിട്ടുമില്ല. എങ്കിലും പോകാൻ താല്പര്യമുണ്ട് എന്ന് സംഘാടകരെ അറിയിച്ചു. ഫുൾ സ്കോളർഷിപ്പോടുകൂടി അവർ എന്നെ അർജൻ്റീനയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാൻ ആദ്യ വിദേശയാത്ര നടത്തുന്നതും, ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു വിദേശ കോൺഫറൻസിൽ പങ്കെടുക്കുന്നതും. അതിനു ശേഷം വിക്കിപീഡിയയിൽ ഞാൻ കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത് വൈവിധ്യം (diversity സ്ത്രീപ്രാതിനിധ്യം (gender gap) എന്നീ മേഖലകളിലാണ്. വിക്കിപീഡിയയ്ക്കകത്ത് ആധുനിക വൈദ്യത്തെക്കാൾ കൂടുതൽ പ്രവർത്തിപരിചയം ഉള്ളതും ഈ വിഷയങ്ങളിലാണ്. മെഡിക്കൽ മേഖലയിൽ നിന്നുള്ളവർക്ക് വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ ഒരുപാട് സാധ്യതകളുണ്ട്. അവയിൽ ചിലതിനെപ്പറ്റി വിക്കിപ്രൊജക്ട് മെഡിസിനിൽ വായിക്കാം. വിക്കിപീഡിയയിൽ വെറും രണ്ട് തിരുത്തുകൾ നടത്തിയശേഷം, ഇനി വിദേശ കോൺഫറൻസിന് അപ്ലൈ ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ട്. വിക്കിപീഡിയയിലെ ജോലി പൂർണ്ണമായും സന്നദ്ധപ്രവർത്തനമാണ്. നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ മാത്രമേ നിങ്ങളെ കോൺഫറൻസുകളിലേക്ക് ക്ഷണിക്കുകയുള്ളൂ. വിദേശയാത്രയ്ക്ക് വേണ്ടി വിക്കിപീഡിയയിൽ ലേഖനമെഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വരും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം ഗുണമേന്മയുള്ള ചിത്രങ്ങളും, അവയുടെ വിവരണങ്ങളും വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. വിക്കിമീഡിയ കോമൺസ് എന്നത് വിക്കിപീഡിയയുടെ സഹോദര സംരംഭമാണ്. വിക്കിപീഡിയയിൽ കാണുന്ന ചിത്രങ്ങൾ കോമൺസിൽ നിന്നാണ് എടുക്കുന്നത്. ഈ പത്തോളജി ചിത്രങ്ങൾ പിന്നീട് പല പത്രങ്ങളും, ടെക്സ്റ്റ്ബുക്കുകളും, ശാസ്ത്രപ്രബന്ധങ്ങളും, വിക്കിപീഡിയ ലേഖനങ്ങളും പുനരുപയോഗിക്കുകയുണ്ടായി. ഇത്തരം ചിത്രങ്ങൾ പുനരുപയോഗിക്കുമ്പോൾ സംഭാവന ചെയ്ത വ്യക്തിക്ക്/സ്ഥാപനത്തിന് കടപ്പാട് നൽകണമെന്നുള്ള നിബന്ധനയുണ്ട്. ഇതുകൊണ്ട് കോളേജിൻ്റെ പേരും പലയിടങ്ങളിലും അറിയപ്പെട്ടു. പത്തോളജിയിൽ മെഡിക്കൽ കോളേജ് സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാഭ്യാസത്തിനുതകുന്ന ഏതാണ്ട് 50 ചിത്രങ്ങളെങ്കിലും കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും ഇത്തരം പ്രൊജക്ടുകൾ സൗജന്യമായി ചെയ്ത് തരാൻ ഞാൻ ഒരുക്കമാണ്. ചിത്രങ്ങൾ വെറുതേ അയച്ച് തന്നാൽ മതി. ചിത്രങ്ങൾക്ക് അനുയോജ്യമായ തലക്കെട്ടുകൾ ഉണ്ടെങ്കിൽ വളരെ നല്ലത്. വ്യക്തികളും ഇത്തരത്തിൽ ചിത്രങ്ങൾ നൽകാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. റോഷൻ നസീമുദ്ദീൻ സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാർത്ഥികൾക്കും ചിത്രങ്ങൾ നൽകാവുന്നതാണ്. ഒഫ്താല്മോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ് വിഷയങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയ്ക്കാവശ്യമുണ്ട്. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ ഒഴികെ എന്തും വിക്കിമീഡിയ കോമൺസിലേക്ക് ചേർക്കാവുന്നതാണ്. രോഗിയുടെ ഐഡൻ്റിറ്റി വ്യക്തമാക്കാത്തതുകൊണ്ട്, രോഗിയുടെ സമ്മതപത്രവും ആവശ്യമില്ല. കോളേജിലെ മെഡിക്കൽ മ്യൂസിയങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും സംഭാവന ചെയ്യാവുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന പ്രൊജക്ടിനെക്കുറിച്ച് നെതർലാൻഡ്സിലെ ഹേഗിൽ നടന്ന ഗ്ലാം-വിക്കി 2015 കോൺഫറൻസിൽ അവതരിപ്പിച്ച പ്രസൻ്റേഷൻ താഴെ കൊടുക്കുന്നു. വൈദ്യശാസ്ത്രത്തിലെ മാത്രമല്ല, മറ്റിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിനടുത്തുള്ള മ്യൂസിയത്തിലെ വസ്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ എടുക്കുകയാണെങ്കിൽ, അവ വിക്കിമീഡിയ കോമൺസിൽ ചേർത്ത് സൂക്ഷിക്കാവുന്നതാണ്. നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ ചെന്നപ്പോൾ അവിടെയുള്ള വസ്തുക്കളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ കയ്യിലുണ്ടെങ്കിലും എന്നെ അറിയിച്ചാൽ ഇത് എങ്ങനെ ഒരു വിക്കിമീഡിയ പ്രൊജക്ടായി രൂപാന്തരം ചെയ്യാം എന്നത് നമുക്ക് ഒരുമിച്ച് ചിന്തിക്കാവുന്നതാണ്. കേരളത്തിൻ്റെ പൈതൃകം ലോകം മുഴുവൻ അറിയിക്കാനുള്ള ഒരു അവസരം കൂടിയാകും അത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരുപാട് കളക്ഷനുകൾ വിക്കിമീഡിയ കോമൺസിൽ എത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള പല മ്യൂസിയങ്ങളും, ആർക്കൈവുകളും, ലൈബ്രറികളും തങ്ങളുടെ വിവരസമ്പത്ത് വിക്കിമീഡിയയിലൂടെ ഓൺലൈനിൽ എത്തിച്ചുകഴിഞ്ഞു. നമ്മൾ മലയാളികൾ മാത്രം ഇക്കാര്യത്തിൽ പിന്നിലാകാൻ പാടില്ല. വിക്കിജേണൽ ഓഫ് മെഡിസിൻ എന്ന ശാസ്ത്രജേണൽ ഉണ്ട്. വിക്കിപീഡിയ ലേഖനത്തിൻ്റെ മാതൃകയിൽ എഴുതിയ ലേഖനങ്ങളാണ് ഈ ജേണൽ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിലെ നിലവിലുള്ള വിക്കിപീഡിയ ലേഖനം മെച്ചപ്പെടുത്തി, ആധികാരികമായ അവലംബങ്ങൾ ചേർത്ത് നിങ്ങൾക്കും വിക്കിജേണൽ ഓഫ് മെഡിസിനിലേക്ക് അയയ്ക്കാം. ഇതുവരെ നിലവിലില്ലാത്ത പുതിയൊരു ലേഖനം എഴുതുകയുമാവാം. പിയർ റിവ്യൂവിനു ശേഷം മികച്ചതാണെങ്കിൽ ലേഖനം ജേണലിൽ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാർത്ഥികളും ഈ ജേണലിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണം പൂർണ്ണമായും സൗജന്യവുമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസൈന്മെൻ്റുകൾ കൊടുക്കുമ്പോൾ അവർ പലപ്പോഴും വിക്കിപീഡിയ കോപ്പിയടിച്ച് കൊണ്ടുവരാറുണ്ട്. ഇത് ആശാസ്യമായ പരിപാടിയല്ല. അതുകൊണ്ട് ഇവരെ ഗ്രൂപ്പുകളായി തിരിച്ച് വിക്കിജേണലിനു വേണ്ടി പ്രബന്ധം എഴുതാൻ ആവശ്യപ്പെടാം. ജേണലിനു വേണ്ടി നിലവിലുള്ള വിക്കിപീഡിയ ലേഖനം തന്നെയാണ് വികസിപ്പിക്കേണ്ടത് എന്നതുകൊണ്ട് ഇവർ മറ്റ് സ്രോതസ്സുകൾ വായിക്കാൻ നിർബന്ധിതരാകും. അവസാനം ഇവർ തയ്യാറാക്കിയ പ്രബന്ധം വിക്കിജേണലിന് അയച്ചുകൊടുത്ത്, പബ്ലിഷ് ചെയ്യുകയുമാകാം. വിദേശരാജ്യങ്ങളിലൊക്കെ പബ്ലിക്കേഷനുകൾ ഉണ്ടാക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ എങ്ങനെയെങ്കിലും വേഗം പാസായി സർട്ടിഫിക്കെറ്റ് നേടാനാണ് എല്ലാവർക്കും താല്പര്യം. അസൈന്മെൻ്റുകൾ ഇൻ്റേണൽ മാർക്ക് വാങ്ങാനുള്ള കാട്ടിക്കൂട്ടലുകൾ ആണെന്നതുകൊണ്ട് പാസായി വരുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമനോവൃത്തിയും, ഗവേഷണത്തിൽ താല്പര്യവും ഉണ്ടായി വരുന്നില്ല. മലയാളത്തിലും വിക്കിപീഡിയ ഉണ്ട് കെട്ടോ. മലയാളം വിക്കിപീഡിയയിൽ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ഉണ്ട്. എന്നാൽ വളരെ കുറച്ച് എഴുത്തുകാർ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉള്ളൂ എന്നതുകൊണ്ട് പല ലേഖനങ്ങളും ചെറുതും, അധികം അവലംബങ്ങളില്ലാത്തവയും ആണ്. നിങ്ങൾ ശാസ്ത്രലേഖനങ്ങൾ ഫേസ്ബുക്കിലോ ബ്ലോഗിലോ എഴുതുന്നവരാണെങ്കിൽ ഇവയും വിക്കിപീഡിയയിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, വിക്കിപീഡിയ ലേഖനങ്ങളുടെ പൊതുശൈലിക്കനുസരിച്ചും, അവലംബങ്ങൾ ചേർത്തും വേണം എഴുതാൻ. ഒരു എൻസൈക്ലോപീഡിയയിൽ എങ്ങനെയുണ്ടാകുമോ, അതുപോലെ വേണം വിവരങ്ങൾ ക്രോഡീകരിക്കാൻ. തുടക്കത്തിൽ എഴുത്തുശൈലിയിൽ അല്പസ്വല്പം തെറ്റൊക്കെ വരുന്നത് സ്വാഭാവികമാണ്. മുതിർന്ന വിക്കിപീഡിയർ നിങ്ങളെ സഹായിച്ചോളും. ചരിത്രത്തിൽ നടന്ന കാര്യങ്ങൾ നാം എങ്ങനെയാണ് മനസിലാക്കുന്നത്? പണ്ടത്തെ ആളുകൾ ഗുഹയുടെ ചുമരുകൾ മുതൽ ഇന്ന് ഇൻ്റർനെറ്റ് വരെയുള്ള ഇടങ്ങളിൽ രേഖപ്പെടുത്തി വച്ച വിവരങ്ങൾ ഇന്ന് നമ്മൾ ചരിത്രമായി പഠിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ, വിക്കിപീഡിയയും ഒരു ചരിത്ര രേഖയാണ്. നൂറു വർഷങ്ങൾക്കു ശേഷം നമ്മളെക്കുറിച്ച് പഠിക്കുന്ന മനുഷ്യർ നമ്മുടെ ജീവിതത്തെ വിലയിരുത്താൻ ഇൻ്റർനെറ്റും, അതിൽ പ്രധാനമായും വിക്കിപീഡിയയുമായിരിക്കും ഉപയോഗിക്കുക. ചരിത്രം മായ്ക്കേണ്ടതും, തിരുത്തി എഴുതേണ്ടതും ചില സ്ഥാപിത താല്പര്യക്കാരുടെ ആവശ്യമാണ്. ഇന്ത്യക്കാർ പുഷ്പകവിമാനം പറപ്പിച്ചിരുന്നുവെന്നും, ഹിറ്റ്ലർ കരുണാമയനായ നേതാവായിരുന്നെന്നും, മാവോ സേതുങിൻ്റെ പോളിസികൾ കാരണം ആരും മരിച്ചിട്ടില്ലെന്നുമൊക്കെ വാദിക്കുന്ന കോടിക്കണക്കിനു പേർക്ക് സത്യസന്ധമായ ചരിത്രപുസ്തകങ്ങളെ എന്നും പേടിയാണ്. അത്തരക്കാർക്ക് മായ്ക്കാനോ വളച്ചൊടിക്കാനോ ആകാത്ത, സത്യസന്ധമായ ഒരു ചരിത്രരേഖ ഉണ്ടാക്കുക എന്നതും കൂടി വിക്കിപീഡിയ ചെയ്യുന്നുണ്ട്. വിക്കിപീഡിയയിൽ ചേർക്കപ്പെട്ട ഓരോരോ തെറ്റും കണ്ടുപിടിച്ച് തിരുത്തുന്നതിലൂടെ നിങ്ങൾ ചരിത്രത്തിൻ്റെ കാവലാൾ കൂടിയായി മാറുകയാണ് എന്ന് ഓർക്കുക. പുതിയ വിവരങ്ങൾ ചേർക്കുന്നതിലൂടെ ചരിത്രരേഖ നിർമ്മിക്കുകയാണെന്നും ഓർക്കുക. ഗവേഷണത്തിൽ താല്പര്യമുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് നിങ്ങൾ എങ്കിൽ ഇപ്പോഴേ വിക്കിപീഡിയയിൽ എഴുതിത്തുടങ്ങുക. തുടക്കത്തിൽ വരുത്തുന്ന തെറ്റുകളൊക്കെ പരിചയസമ്പന്നരായ വിക്കിപീഡിയന്മാർ തിരുത്തിത്തരും. ക്രമേണ എഴുത്ത് ആയാസരഹിതമാകും. വിക്കിപീഡിയ ലേഖനങ്ങൾക്ക് വേണ്ടി ഗവേഷണപ്രബന്ധങ്ങൾ വായിച്ച് പരിചയമുണ്ടായിരുന്നതുകൊണ്ട്, പിന്നീട് ഗവേഷണം മുഴുവൻ സമയ ജോലിയാക്കി മാറ്റിയപ്പോഴും എനിക്ക് തീരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ചിലപ്പോൾ പരസ്പര വിരുദ്ധമായ നിഗമനങ്ങൾ ഉള്ള ശാസ്ത്രപ്രബന്ധങ്ങൾ വായിക്കുമ്പോൾ, ഇതിൽ ഏത് നിഗമനത്തിനാണ് കൂടുതൽ ശാസ്ത്രീയത ഉള്ളത് എന്ന ചോദ്യം വരും. ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ വിക്കിപീഡിയയിലെ പ്രവൃത്തിപരിചയം ഉപകാരപ്രദമായിരുന്നു. എല്ലാ വായനക്കാർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനമെഴുതുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് നേരിട്ട് എഴുതുമല്ലോ. 1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്? 2. ഏത് വിഷയത്തിൽ പി.ജി എടുക്കണം? 3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്? 6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ 8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1 ഭാഗം 2) കോവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യകൾ കൃത്യമായാണോ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്? ഇവിടെ ക്ലിക്ക് ചെയ്ത് ഈ ബ്ലോഗിലെ പോസ്റ്റുകൾ നിങ്ങളുടെ ഇൻബോക്സിലെത്തിക്കൂ. കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് സാമ്പത്തികമായി നിങ്ങൾക്ക് ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് ചെയ്യുക. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ട് തീർച്ചയായും നിങ്ങൾക്ക് സത്യസന്ധമായ രീതിയിൽ മുന്നേറാൻ താല്പര്യമുണ്ടെങ് ഡിസംബര്‍ 12, 2008: കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി അധ്യക്ഷനായിരുന്നു. കെ.ആര്‍. വിജയ, റഷ്യന്‍ ചലച്ചിത്രകാരന്‍ കരെന്‍ ഷഖ്നസറോവ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായെത്തി. കുരുത്തോലകെട്ടി അലങ്കരിച്ചിരുന്ന വിളക്കു തെളിയിച്ച് മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വനം വകുപ്പുമന്ത്രി ബിനോയ് വിശ്വം, മേയര്‍ സി. ജയന്‍ ബാബു, വി. ശിവന്‍കുട്ടി എം.എല്‍.എ, സാംസ്‌കാരിക സെക്രട്ടറി ഡോ. വി.വേണു, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍.മോഹനന്‍, വൈസ്‌ ചെയര്‍മാന്‍ വി.കെ.ജോസഫ്‌, സെക്രട്ടറി ഡോ. കെ.എസ്‌.ശ്രീകുമാര്‍, ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍, സംവിധായകന്‍ ഹരികുമാര്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘ലൈലയുടെ പിറന്നാള്‍’ (Laila's Birthday [Eid milad Laila എന്ന പാലസ്തീനിയന്‍ ചിത്രമാണ് മേളയുടെ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടത്. റഷീദ് മാഷറാവി എഴുതി, സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അബു ലൈല എന്ന ടാക്സി ഡ്രൈവറുടെ കഥയാണ്. മറ്റൊരു സ്ഥലത്ത് പത്തുവര്‍ഷത്തോളം ജഡ്ജായി ജോലി നോക്കിയിരുന്നയാളാണ് അബു ലൈല. പിന്നീട് ഗവണ്മെന്റിന്റെ നിര്‍ദ്ദേശപ്രകാരം സ്വദേശത്ത് സേവനമനുഷ്ഠിക്കുവാനായി മടങ്ങിയെത്തി. എന്നാല്‍ അസ്ഥിരമായ ഭരണവ്യവസ്ഥയില്‍ അയാള്‍ക്ക് ജഡ്ജായി പുനഃപ്രവേശിക്കുവാന്‍ സാധിച്ചില്ല. വരുമാനത്തിനായി അയാള്‍ക്ക് ടാക്സി ഡ്രൈവറാവേണ്ടി വരുന്നു. ഏകമകള്‍ ലൈലയുടെ പിറന്നാള്‍ ദിനമാണ് സിനിമയുടെ പ്രതിപാദ്യം. ഒരു കേക്കും, സമ്മാനവുമായി നേരത്തേയെത്തണമെന്ന ഉദ്ദേശത്തിലാണ് അബു ജോലിക്കു പുറപ്പെടുന്നത്. എന്നാല്‍ സാധാരണപോലെ അന്നും അയാളുടെ ദിവസം അത്ര ശുഭകരമായിരുന്നില്ല. അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്‍. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന്‍ നല്‍കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും. കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ഉദ്ഘാടന വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. എല്ലാത്തിനും subtitle ഒക്കെ ഉണ്ടാകും അല്ലെ മാഷേ. അല്ല, അല്ലാതെ ഈ പാലസ്ഥിന്യന്‍ പടം ഒക്കെ എങ്ങനെ മനസ്സില്‍ ആവും എന്ന് വിചാരിച്ചു പോയി ഞാന്‍ ഇതു വരെ ഈ ചലച്ചിത്രോല്‍സവം എന്ന കലാ പരിപാടി കണ്ടിട്ടില്ല പിന്നെ പണ്ടു കോളേജില്‍ ഒക്കെ കണ്ടിടുള്ള ചലച്ചിത്രോല്സവത്തില്‍ സ്പടികവും കമ്മിഷനറും കിങ്ങും പോലെ ഉള്ള അടിപൊളി പടങ്ങള്‍ ഒക്കെ ആയിരുന്നു കാണിചിരുന്നെ :D പിന്നല്ലാതെ! ഒരിക്കല്‍ കാണുവാന്‍ ശ്രമിക്കൂ, സിനിമകള്‍ ഇഷ്ടമാണെങ്കില്‍ ഉത്സവങ്ങളും ഇഷ്ടമാവാനാണ് സാധ്യത. അത്തരം തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുകയും വേണ്ട, കേട്ടോ october 2021 smartphone launch: പുതിയ സ്മാർട്ട്ഫോൺ വാങ്ങിയാലോ? വെയ്റ്റ്, ഈയാഴ്ചയെത്തുന്ന 3 താരങ്ങൾ ഇവരാണ് Samayam Malayalam ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! പുതിയ സ്മാർട്ട്ഫോൺ വാങ്ങിയാലോ? വെയ്റ്റ്, ഈയാഴ്ചയെത്തുന്ന 3 താരങ്ങൾ ഇവരാണ് റിയൽമിയുടെയും വൺപ്ലസ്സിന്റെയും പ്രീമിയം സ്മാർട്ട്ഫോണുകളും മോട്ടോറോളയുടെ ബജറ്റ് സ്മാർട്ട്ഫോണുമാണ് ഈയാഴ്ച വിപണിയിലെത്തും എന്നുറപ്പിച്ചിരിക്കുന്നത്. ഇവ കൂടാതെ അസൂസിന്റെ സെൻഫോൺ 8ഉം ഈ ആഴ്‌ച ഇന്ത്യൻ വിപണിയിലെത്തിയേക്കും. ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ സമയമായോ? ഏതാണ് പുതുതായി വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ? ഇങ്ങനെ ആരെങ്കിലും ചോദിച്ചാൽ ഒരു പക്ഷെ കുഴഞ്ഞു പോവും. വിവോ V70 ശ്രേണി, റെഡ്മി നോട്ട് 10 ലൈറ്റ്, മോട്ടറോള എഡ്ജ് 20 പ്രോ, പോക്കോ C31, സാംസങ് ഗാലക്‌സി F42 5ജി, ഷഓമി 11 ലൈറ്റ് 5ജി NE എന്നിങ്ങനെ നിരവധി ഫോണുകളാണ് ഒക്ടോബറിലെ ആദ്യ 10 ദിവസത്തിനുള്ളിൽ വില്പനക്കെത്തിയത്. ആമസോണിന്റെയും ഫ്ലിപ്കാർട്ടിനെയും ദീപാവലി സെയ്‌ലിനോട് അനുബന്ധിച്ചാണ് പുത്തൻ ലോഞ്ചുകളുടെ പരമ്പര തന്നെയുണ്ടായത്. ഈ മാസത്തെ രണ്ടാമത്തെ ആഴ്ചയിലും പുത്തൻ സ്മാർട്ട്ഫോൺ ലോഞ്ചുകൾക്ക് കുറവൊന്നുമില്ല. ഈയാഴ്‌ച ലോഞ്ച് സ്ഥിരീകരിച്ച 3 സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇന്ത്യയിലെ ജിടി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 13ന് റിയൽമി ജിടി നിയോ 2 വിപണിയിലെത്തിക്കും. 120Hz E4 അമോലെഡ് ഡിസ്പ്ലേയും ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC പ്രോസസറും തങ്ങളുടെ പുത്തൻ ഫോണിനുണ്ടാകും എന്ന് റിയൽമി ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ അനുസരിച്ച് 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് റിയൽ‌മി ജിടി നിയോ 2 വിപണിയിലെത്തുക. ബ്ലാക്ക്, നിയോ ബ്ലൂ, നിയോ ഗ്രീൻ കളർ ഓപ്ഷനുകളിൽ പുത്തൻ റിയൽമി ഫോൺ വാങ്ങാം. 120Hz റിഫ്രെഷ് റേറ്റ്, 600 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള ഒരു സാംസങ് E4 അമോലെഡ് ഡിസ്‌പ്ലേയായിരിക്കും റിയൽമി ജിടി നിയോ 2ന്റെ ആകർഷണം. 15 ശതമാനം ബാറ്ററി കുറച്ച് മാത്രമേ ഈ ഡിസ്പ്ലേ ഉപയോഗിക്കൂ എന്നാണ് റിയൽമി അവകാശപ്പെടുന്നത്. മാത്രമല്ല 65W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ജിടി നിയോ 2ൽ ഇടം പിടിക്കുക. ആമസോൺ സെയ്ൽ; 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 5 ഹെഡ്‍ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021; വിലക്കുറവിൽ വാങ്ങാവുന്ന മികച്ച 5 സ്മാർട്ട് ടിവികൾ Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോആമസോൺ സെയ്ൽ; 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 5 ഹെഡ്‍ഫോണുകൾ തിരുവനന്തപുരം അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ഒടുവില്‍ സംഭവിച്ചത് Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ കേരളം ഇനി വക്കീൽ പണി ചെയ്ത് മുന്നോട്ടു പോകുമെന്ന് ബിനീഷ്; കേരളത്തിലെ മികച്ച അഭിഭാഷകനാകുമെന്ന് പി സി ജോർജ് ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം എറണാകുളം അന്ന് ഓടിയെത്തിയവർക്കു മുന്നിൽ ഇന്ന് യൂസഫലി; രാജേഷിനും ബിജിക്കും കൈനിറയെ സ്നേഹ സമ്മാനങ്ങൾ വയനാട് നേട്ടങ്ങളുടെ നെറുകയില്‍ വയനാട്; ഫയല്‍ നീക്കങ്ങള്‍ വിരല്‍ത്തുമ്പില്‍ കേരളം 'ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കണമെന്ന് വാശിപിടിക്കരുത് ഗ്രൂപ്പ് നേതാക്കൾക്കെതിരെ കെ സുധാകരൻ പത്തനംതിട്ട ഭുവനേശ്വരന്‍ മുതൽ സന്ദീപ് വരെ ക്രൂരമായി മർദ്ദിച്ചും വെട്ടിയും പുഴയിലേക്ക് ചാടിയവരെ കല്ലെറിഞ്ഞും കൊന്നു; പൊലിഞ്ഞത് നിരവധി ജീവനുകൾ! ഇന്ത്യ മഹാരാഷ്ട്രയിൽ ഏഴ് പേർക്കു കൂടി ഒമിക്രോൺ; രാജ്യത്ത് ഇതുവരെ 12 കേസുകൾ ക്ലാസ് റൂം ആധാറിലെ വിവരങ്ങള്‍ എത്ര തവണ മാറ്റാം ടെക് ടിപ്സ് ഫേസ്ബുക്ക് മടുത്തോ? ഡീആക്റ്റിവെയ്റ്റ് മാത്രമല്ല എന്നേക്കുമായി ഡിലീറ്റും ചെയ്യാം ആരോഗ്യം ചര്‍മ സൗന്ദര്യം ഇരട്ടിപ്പിയ്ക്കും നാലിനക്കൂട്ട് ജ്യൂസ് ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: അടുത്ത ലേഖനം സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള്‍ പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന് സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു – നേരിടം എത്യോപ്യയില്‍ അക്രമത്തിന് പ്രേരിപ്പിക്കാനായി ഫേസ്‌ബുക്കുപയോഗിച്ചു എന്ന് അവര്‍ക്കറിയാമായിരുന്നു എത്യോപ്യ പോലുള്ള അപകട സ്ഥിതിയിലുള്ള രാജ്യങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളുടെ വ്യാപനം തടയുന്നതിലെ കമ്പനിയുടെ പരാജയത്തെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ പല പ്രാവശ്യം മുന്നറീപ്പ് കൊടുത്തതാണ്. എത്യോപ്യയില്‍ ആഭ്യന്തരയുദ്ധം കഴിഞ്ഞ വര്‍ഷം നടക്കുകയായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് ഈ വിവരം കണ്ടത്. സംഘര്‍ഷത്തിന്റെ അപകട സ്ഥിതിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതായാണ് സാമൂഹ്യ മാധ്യമ വമ്പന്‍ എത്യോപ്യയെ അടയാളപ്പെടുത്തിയിരുന്നു. എങ്കിലും തീപിടിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പ്രളയത്തെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഫേസ്‌ബുക്ക് എടുത്തില്ല. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ട്രമ്പിനെ തയാനുള്ള വഴി അയാളെ അവഗണിക്കുകയാണ് ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന് സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. താളുകൾ തിരുത്തുന്നതിനു മുൻപ് താങ്കൾ താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കേണ്ടതാണ്‌. ഇമെയിൽ വിലാസം ക്രമപ്പെടുത്തി സാധുത പരിശോധിക്കാൻ എന്റെ ക്രമീകരണങ്ങൾ എന്ന സം‌വിധാനം ഉപയോഗിക്കുക. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും. Kerala Rains| ദലൈലാമ ട്രസ്റ്റ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 11 ലക്ഷം രൂപ നൽകും കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ ദുഃഖം അറിയിച്ചു. തിരുവനന്തപുരം: മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ്(Dalai Lama trust) 11 ലക്ഷം രൂപ സംഭാവന നൽകും. ഇക്കാര്യമറിയിച്ച് ട്രസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) കത്തയച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തിൽ ദലൈലാമ(Dalai Lama) ദുഃഖം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായും ദലൈലാമ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. കേരളത്തില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹും ദുഃഖം രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അമീര്‍ സന്ദേശമയച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സന്ദേശത്തില്‍ അമീര്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതം അതിജീവിക്കാന്‍ ഭരണകൂടത്തിന് സാധിക്കട്ടെയെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്. അപകടത്തിൽ ഇന്നലെ കണ്ടെത്തിയ അഞ്ചുപേരെ കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സംസ്കരിച്ചു. ഇവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അർധരാത്രിയിലും വൻ ജനാവലിയുണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്നും കണ്ടെത്തിയ ഷാജിയുടെ മൃതദേഹം കൊക്കയാർ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. വീട് നഷ്ടപ്പെട്ട പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. കെ സുധാകരന്‍റെ രാഷ്ട്രീയ വിജയം, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചു, മമ്പറം പാനൽ ഒന്നടങ്കം തോറ്റു Pinarayi ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; വർഗീയതയിൽ അഭിരമിക്കുന്ന സംഘടനയെന്ന് പിണറായി Covid 19 മാസ്ക്കില്ലാത്തവരും വാക്സീനെടുക്കാത്തവരെയും കണ്ടെത്താൻ നേരിട്ടിറങ്ങി കളക്ടർ Yusuff Ali പ്രശ്നങ്ങളില്ലാത്ത ഏത് സംസ്ഥാനമാണുള്ളത്? കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം തന്നെയെന്നും യൂസഫലി Mullaperiyar മുല്ലപ്പെരിയാർ: നാല് ഷട്ടറുകൾ കൂടി തുറന്നു, പുറത്തേക്കൊഴുക്കുന്നത് 7300 ഘനയടി വെള്ളം casting call കൊല്ലം, ആറ്റിങ്ങൽ ഭാഗത്തുള്ളവരുടെ ശ്രദ്ധക്ക്; നിങ്ങൾക്ക് ബിജുമേനോനൊപ്പം അഭിനയിക്കാം കെ സുധാകരന്‍റെ രാഷ്ട്രീയ വിജയം, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചു, മമ്പറം പാനൽ ഒന്നടങ്കം തോറ്റു കുവൈത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു Shyam Singha Roy നാനി നായകനാകുന്ന ചിത്രം 'ശ്യാം സിൻഹ റോയി പ്രതീക്ഷയോടെ സായ് പല്ലവി Pinarayi ആർഎസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി; വർഗീയതയിൽ അഭിരമിക്കുന്ന സംഘടനയെന്ന് പിണറായി Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് രണ്ടു സൂപ്പർ താരങ്ങളുടെ മത്സരത്തെ അടയാളപ്പെടുത്തിയ, ഫാൻസുകാർ ചേരിതിരിഞ്ഞു പോരടിച്ച ചിത്രം കൂടിയായിരുന്നു ഹരികൃഷ്ണൻസ് നല്ല പച്ചക്ക് തെറി വിളിക്കുന്നതിനും…..ജീവിതത്തിൽ വിഷമങ്ങൾ വന്നപ്പോൾ കൂടെ നിന്നതിനും നന്ദി ലോക സൗഹൃദ ദിനത്തില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചിത്രം പങ്കുവെച്ച് നടി അനുശ്രീ. തെറ്റ് ചെയ്താല്‍ ശാസിക്കുകയും വിഷം വരുമ്പോള്‍ കൂടെ നില്‍ക്കുന്നതിനും ഒരു ഫോണ്‍… ഹര്‍ഭജന്‍ സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനും ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്പിന്‍ മാന്ത്രികനുമായ ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി എത്തുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി പരസ്യങ്ങളിലും,… രമ്യാനമ്പീശന്‌ താളലയമായ ആശംസയേകി പ്രിയ നടി; ഏറ്റെടുത്ത് നവമാധ്യമങ്ങൾ മലയാളി സിനിമ പ്രേക്ഷകരുടെ ആദരവ് എന്നും ഏറ്റുവാങ്ങിയിട്ടുള്ള, ദുർകടഘട്ടങ്ങളിലും ശക്തമായ പ്രതിരോധങ്ങൾ തീർത്ത് ഒരുമിച്ചു നിന്ന പ്രിയ സുഹൃത്തുക്കളാണ് നായികമാരായ രമ്യ നമ്പീശനും ഭാവനയും. മോളിവുഡിലെ അടുത്ത… സഹോയും സഹോയും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷയിൽ പ്രേക്ഷകർ വിഷ്ണു ഉണ്ണികൃഷ്ണനും ധർമജനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു നിത്യഹരിത നായകൻ. എ ആർ ബിനുരാജ് എന്ന നവാഗത സംവിധായകൻ ആണ് ചിത്രം ഒരുക്കുന്നത്. ഷാജി… ‘ഫാൻ ഫൈറ്റിന് വേണ്ടി ചെയ്തതാണ്’: വിശദീകരണവുമായി മരക്കാർ വ്യാജന്‍ പ്രചരിപ്പിച്ച യുവാവ് വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി ! ‘സിനിമയെ കുറിച്ച് നിരൂപണം നടത്താം, പക്ഷെ ഇപ്പോൾ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ’: മോഹന്‍ലാല്‍ മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല: രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ ഗൂഗിളില്‍ ക്രിമിനലുകളെ തിരയുമ്പോള്‍ എന്തുകൊണ്ട് മോദി നരേന്ദ്ര മോദിയെ ആരാധകരും വെറുക്കുന്നവരും കാരണം ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്‍ അല്‍ഗോരിതം പൊളിച്ചെഴുതേണ്ടി വരുമോ? 'top10 criminals' എന്ന് ഗൂഗിളില്‍ പരതിയാല്‍ ആദ്യം വരുന്ന റിസള്‍ട്ട് നരേന്ദ്ര മോദിയുടേത് ആയത് പലരും കാര്യമായിത്തന്നെ ആഘോഷിച്ചു. ഗൂഗിളിനെക്കുറിച്ച് അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ അത് കാര്യമാക്കിയില്ലെങ്കിലും, പലരും അറിഞ്ഞു കൊണ്ടുതന്നെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ലിങ്കുകളുടെ മഹാസമുദ്രത്തില്‍നിന്ന് ഗൂഗിള്‍ ഒരു സേര്‍ച്ച് റിസള്‍ട്ട് ലഭ്യമാക്കുന്നത് ഇരുന്നൂറിലധികം അനുബന്ധഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. പേജ്‌റാങ്ക്, ഡൊമൈന്‍ നേം, സോഷ്യല്‍ മീഡീയാ പ്രസന്‍സ്, തലക്കെട്ട്, മെറ്റാ ഡാറ്റ, സമയം, രാജ്യം, കുക്കീസ് തുടങ്ങിയവ അതില്‍ ചിലതു മാത്രം. ഈ ഇരുനൂറിലധികം ഘടകങ്ങള്‍ ഏതെല്ലാം ചേരുവയിലാണ് ചേര്‍ക്കപ്പെടുന്നത് എന്നകാര്യം ഗൂഗിളിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ബിസിനസ് രഹസ്യമാണ്. കാലോചിതമായി ഇതിനു മാറ്റങ്ങള്‍ വരുത്താറുണ്ട്. ഒരു പ്രത്യേക പദം ഗൂഗിളില്‍ തിരയുമ്പോള്‍ അതിനനുസരിച്ച് ഉപയോക്താക്കള്‍ക്ക് ദൃശ്യമാക്കുന്നത് ഈ ഡാറ്റാബേസില്‍ നിന്നാണ്. ഏത് ക്രമത്തിലാണ് ഇങ്ങനെയുള്ള ഓരോ ലിങ്കുകളും കാണിക്കേണ്ടത് എന്നത് നേരത്തെ സൂചിപ്പിച്ച സേര്‍ച്ച്എഞ്ചിന്‍ റാങ്കിങിനെ അടിസ്ഥാനമാക്കിയും. ഗൂഗിളിന്റെ ഈ രഹസ്യങ്ങള്‍ കൂലങ്കഷമായി വിലയിരുത്തി പഠിച്ച് ഒരു വെബ്‌ലിങ്കിനെ ഒരു പ്രത്യേക വാക്ക്/ വാചകം തിരയുമോള്‍ തിരച്ചില്‍ ഫലങ്ങളില്‍ ഒന്നാമതെത്തിക്കുന്ന പ്രക്രിയയെ 'സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ SEO എന്നു വിളിക്കുന്നു. ഇതിപ്പോള്‍ ഒരു മള്‍ട്ടി മില്ല്യണ്‍ ഡോളര്‍ ബിസിനസ് ആണ്. ടോപ് 10 ക്രിമിനല്‍സിലേക്ക് തിരിച്ചു വരാം. എന്തുകൊണ്ടായിരിക്കാം ടോപ്പ് 10 ക്രിമിനല്‍സ് എന്ന് പരതുമ്പോള്‍ നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ ഒന്നാമതെത്തുന്നത്? നേരത്തെ സൂചിപ്പിച്ചതുപോലെ ഈ സേര്‍ച്ച് റിസള്‍ട്ടുകളില്‍ ആദ്യം വരുന്ന ചിത്രങ്ങളിലെ ലിങ്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം അവയൊന്നും പ്രസ്തുത വിഷയം പ്രതിപാദിക്കുന്നവയല്ലെന്ന്. അപ്പോള്‍ തെറ്റ് സംഭവിച്ചതാര്‍ക്ക് സംശയിക്കേണ്ട ഗൂഗിളിനു തന്നെ. അത്തരത്തിലുള്ള ഒരു ലിങ്ക് പരിശോധിക്കാം 'ഡിഎന്‍എ ഇന്ത്യ'യിലെ ലേഖനമാണിത്. ഇതില്‍ എവിടെയെങ്കിലും നരേന്ദ്രമോദി ക്രിമിനല്‍ ആണെന്ന സൂചനയുണ്ടോ? പക്ഷേ ഗൂഗിള്‍ ഈ പേജിനെ Narendra Modi, Criminal എന്ന പദങ്ങളുമായി ബന്ധിപ്പിച്ച് ഗൂഗിള്‍ ഡാറ്റാബേസില്‍ ചേര്‍ത്തിരിക്കുന്നു. ഇതേ വാര്‍ത്ത പല അന്താരാഷ്ട്ര മാധ്യമങ്ങളിലും തലക്കെട്ടായിട്ടുണ്ട്. 'ഡിഎന്‍എ ഇന്ത്യ' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍ക്കെല്ലാം ഗൂഗിള്‍ ആധികാരികതയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന റാങ്ക് നല്‍കാറുണ്ട്. ഇവിടെ Top 10 Criminals എന്ന തലക്കെട്ടില്‍ ഉയര്‍ന്ന റാങ്കുള്ള വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ ലഭ്യമല്ലാതിരിക്കുന്ന സ്ഥിതിക്ക് criminals എന്ന പദവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ ഗൂഗിളിന്റെ എഞ്ചിന്‍ തെരഞ്ഞെടുത്ത് ദൃശ്യമാക്കുന്നു. അതാണ് ഇവിടെയും സംഭവിച്ചത്. ഗൂഗിള്‍ ലേഖനങ്ങള്‍ ഇന്‍ഡക്‌സ് ചെയ്യുമ്പോള്‍ തലക്കെട്ടുകളില്‍ വരുന്ന വാക്കുകള്‍ക്കും വെബ്‌പേജുകള്‍ നല്‍കുന്ന മെറ്റാ ഡാറ്റ (സേര്‍ച്ച് എഞ്ചിനുകളോടെ പ്രസ്തുത വെബ് പേജ് ഏതു വിഷയത്തെ അടിസ്ഥാനമാക്കിയാണെന്ന് സൂചന നല്‍കുന്ന വിവരങ്ങള്‍) മുന്‍ഗണന നല്‍കാറുണ്ട്. പക്ഷേ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റേതായ പരിമിതികളാണ് ഇവിടെ വില്ലനാകുന്നത്. Top 10 Criminals എന്ന സേര്‍ച്ച് ചെയ്യുമ്പോള്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ ഒന്നാംസ്ഥാനത്ത് ഗൂഗിള്‍ പ്രദര്‍ശിപ്പിക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. ട്രന്‍ഡിങ് ടോപ്പിക് ആയപ്പോള്‍ ഗൂഗിള്‍ അധികൃതര്‍ ശ്രദ്ധിക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. പക്ഷേ അതുണ്ടാക്കിയ കുഴപ്പങ്ങള്‍ തീരുന്നില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ നൂറുകണക്കിനു ലേഖനങ്ങള്‍ വന്നു തുടങ്ങുന്നു Narendra Modi in top ten Criminal List – Google apologizes എന്ന തലക്കെട്ടില്‍ തന്നെ. ഇതിന്റെ ഫലമോ? ഇപ്പോള്‍ കൃത്യമായ രീതിയില്‍ തന്നെ ഗൂഗിള്‍ അവയെ ഇന്‍ഡക്‌സ് ചെയ്തിരിക്കുന്നു അതായത് ഗൂഗിളിന് Top 10 Criminals എന്ന വാചകവുമായി ബന്ധിപ്പിക്കാന്‍ Narendra Modi എന്ന പേരു തന്നെ കിട്ടി. അതും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വെബ്‌സൈറ്റുകളില്‍ നിന്നുതന്നെ! ഈ കുഴപ്പം ഒഴിവാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഗൂഗിള്‍ അല്‍ഗോരിതത്തിന് പരിമിതികള്‍ ഉണ്ട്. പക്ഷേ, ലോകത്തെ ഒന്നാംനമ്പര്‍ സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗിള്‍ ഇത്തരം അനേകം കടമ്പകള്‍ കടന്നാണ് ഈ നിലയിലെത്തിയത് എന്നതിനാല്‍ സമീപ ഭാവിയില്‍തന്നെ ഇത്തരം കുഴപ്പങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ഗൂഗിള്‍ ക്രോമില്‍ ഇനി ഓഫ്‌ലൈന്‍ വായന, ഒപ്പം പുതിയ അപ്‌ഡേറ്റുകളും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളില്‍ ഗൂഗിളുമായി ചേര്‍ന്ന് വാട്‌സ്ആപ്പിന്റെ പുതിയ ബാക്കപ്പ് പദ്ധതി ഇന്ത്യയില്‍ 20,000 കോടിയുടെ അധികനിക്ഷേപം നടത്തുമെന്ന് ആമസോണ്‍ ഗൂഗിള്‍ നെക്‌സസ് 5എക്‌സും നെക്‌സസ് 6പിയും ഇന്ത്യയില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഗൂഗിള്‍ ക്രോമില്‍ ഇനി ഓഫ്‌ലൈന്‍ വായന, ഒപ്പം പുതിയ അപ്‌ഡേറ്റുകളും പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണാം; യൂട്യൂബ് പ്രീമിയം ബ്രിട്ടനിലും നിര്‍മിതബുദ്ധി ആയുധങ്ങളിലും നിരീക്ഷണ സംവിധാനങ്ങളിലും ഉപയോഗിക്കില്ല സ്വകാര്യത; ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും യുദ്ധം പ്രഖ്യാപിച്ച് ആപ്പിള്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ ലിങ്കുകളില്‍ കയറുന്നവര്‍ സൂക്ഷിക്കുക; പണം നഷ്ടപ്പെട്ടേക്കാം ഫത്തേഹാബാദ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 19 പീഢന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹരിയാനയിൽ നിന്നും നടുക്കുന്ന മറ്റൊരു പീഢന വാർത്ത കൂടി പുറത്തു വന്നു. 13 കാരിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ സ്ക്കൂളിന് അടുത്തുള്ള ഒരു കച്ചവടക്കാരൻ കഴിഞ്ഞ 6 മാസമായി പീഢിപ്പിച്ച സംഭവമാണ് ഇപ്പോൾ പുറത്തു വന്നത്. സ്ക്കൂളിലേക്ക് പോവുന്ന പെൺകുട്ടിയെ 62 കാരനായ പ്രതി പഴം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രെ പീഢിപ്പിച്ചു പോന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സംഭവം പിതാവിനോട് പറഞ്ഞതോടെയാണ് പുറത്തായത്. പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ ബലാൽസംഗം തെളിഞ്ഞു. എന്നാൽ സംഭവത്തോട് പെൺകുട്ടിയുടെ സ്ക്കൂൾ പ്രതികരിച്ചത് പെൺകുട്ടിയേയും അതേ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദരിമാരേയും സ്ക്കൂളിൽ നിന്നും പുറത്താക്കിക്കൊണ്ടാണ്. സംഭവം അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും എന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടികൾ സ്ക്കൂളിൽ പോവുക തന്നെ ചെയ്യും എന്നും ഇവർ പറഞ്ഞു. പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ കാണ്ഡഹാര്‍ വിമാന റാ‍ഞ്ചലില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ അറസ്റ്റില്‍ ന്യൂഡെല്‍ഹി: കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആളെ കാശ്മീരില്‍ അറസ്റ്റു ചെയ്തു. ജാവേദ് എന്ന് അറിയപ്പെടുന്ന മെഹ്‌റാജുദ്ദീന്‍ ദാന്‍ഡിനെയാണ് കിശ്ത്വര്‍ ജില്ലയില്‍ വച്ച് കാശ്മീര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി കാശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഒരു ഭീകരപ്രവര്‍ത്തകന്‍ ആണ് ഇയാള്‍ എന്നാണ് സൂചന. 1999 ഡിസംബര്‍ 24 നായിരുന്നു നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ദില്ലിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ « Previous Page — « Previous « കൂടംകുളം: ആണവ നിലയത്തിനെതിരെ കടലില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി പ്രതിഷേധം ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും എം. കെ. സ്റ്റാലിന്‍ എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി കൊവിഡ് വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍ അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം ഹൈക്കോടതി എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ റിസര്‍വ്വ് ബാങ്ക് പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു ഐ. സി. എം. ആര്‍ രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു കൊവിഡ് മരണം കുടുംബ ത്തിന് ധന സഹായം നല്‍കണം കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കടൽക്കൊല സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു വാക്സിന്‍ വീടുകളിലേക്ക് കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക് സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം ട്വിറ്ററിന് നോട്ടീസ് ശബരിമല വിമാനത്താവളം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നടപടി വിവാദം സൃഷ്ടിക്കുന്നതും വളരെ ദുരൂഹവുമാണ്. തിരുവനന്തപുരം: ഹാരിസൺ കേസിൽ സിവിൽ കോടതിയെ സമീപിക്കാതെ ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് ഏറ്റെടുക്കാനുള്ള നീക്കം ഭൂമി തർക്കകേസിൽ സർക്കാറിന് തിരിച്ചടിയുണ്ടാക്കും. ചെറുവള്ളി എസ്റ്റേറ്റ് തർക്കഭൂമിയെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നത് ഹാരിസണും ബിലീവേഴ്സ് ചർച്ചും കോടതിയിൽ ആയുധമാക്കും. കേസ് നടത്താൻ തയ്യാറല്ലെന്ന് സർക്കാർ തന്നെ സമ്മതിക്കുകയാണെന്നും ഒത്തുകളിയാണെന്നും മുൻ സ്പെഷ്യൽ പ്ലീഡർ സുശീലാ ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല വിമാനത്താവളം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നടപടി വിവാദം സൃഷ്ടിക്കുന്നതും ഒപ്പം ദുരൂഹവുമാണ്. ഹാരിസൺ ബിലീവേഴ്സ് ചർച്ചിന് വിറ്റതാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാല്‍ ഹാരിസൺ ഭൂമി സർക്കാർ ഭൂമിയാണെന്നും അത് അവകാശം സ്ഥാപിച്ച് തിരിച്ചേറ്റെടുക്കണമെന്നും കാണിച്ച് സ്പെഷ്യൽ ഓഫീസർ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഹൈക്കോടതി പിന്നീട് റദ്ദാക്കി. പക്ഷേ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാറിന് സിവിൽ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി രാജമാണിക്യം റിപ്പോര്‍ട്ട് തടഞ്ഞത്. എസ്റ്റേറ്റ് ഏറ്റെടുക്കാനായി സിവിൽ കേസ് നൽകാൻ തീരുമാനിച്ച് ഇക്കഴിഞ്ഞ ജൂണിൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നടപടി ഒന്നുമായില്ല. ചെറുവള്ളി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന കോട്ടയം ജില്ലാ കളക്ടര്‍ വിശദീകരിച്ചത് ഫയലുകൾ നിയമവകുപ്പിന് കൈമാറിയെന്നാണ്. സിവിൽ കേസ് നൽകാതെ പണം നൽകിയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കലിൽ ദുരൂഹതയുണ്ടെന്ന് ഹാരിസൺ കേസിലെ സ്പഷ്യൽ പ്ലീഡറായിരുന്ന സുശീലാ ഭട്ട് കുറ്റപ്പെടുത്തി.നിയമപരമായി അവര്‍ക്കില്ലാത്ത അവകാശങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പൊതുജനങ്ങളെ കബളിപ്പിക്കിലാണ് ഇതിലൂടെ നടക്കുന്നത് സുശീല ഭട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമി പൂര്‍ണമായും ഏറ്റെടുക്കാനുള്ള ശ്രമം നടത്താതെ പണം കെട്ടിവക്കലിലൂടെ സർക്കാർ തന്നെ ചെറുവള്ളി തർക്കസ്ഥലമെന്ന് സമ്മതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മറ്റെല്ലായിടത്തെയും തർക്കഭൂമികളിലും ഇത് ബാധകമെന്ന വാദം ഉന്നയിക്കാൻ ഹാരിസണ് ഇത് ബലം പകരും. സിവിൽ കേസ് നൽകാതെയും നിയമനിർമ്മാണം നടത്താതെയുള്ള എസ്റ്റേറ്റ് ഏറ്റെടുക്കൽ ഫലത്തിൽ ഹാരിസണ് ഗുണകരമാണ്. തയ്യൽ പരിശീലന കേന്ദ്രം ഒരു കോടിയിൽ 25 ലക്ഷം പോലും ചെലവാക്കിയില്ല, തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ foreign woman murder വിദേശ വനിതയുടെ കൊലപാതകം: വിചാരണ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കെ സുധാകരൻ ഗുണ്ടകളെ ഇറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന് മമ്പറം ദിവാകരൻ മലയിൻകീഴ് പോക്സോ കേസ്: പൊലീസിനെതിരെ പെൺകുട്ടിയുടെ അമ്മ, മുഖ്യമന്ത്രിക്ക് പരാതി കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്, സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു Kaaval Song സുരേഷ് ഗോപി ചിത്രം 'കാവല്‍ കെ എസ് ചിത്രയുടെ പാടിയ ഗാനത്തിന്റെ വീഡിയോ രംഗം കാണാം വിവാഹത്തിന് സ്ത്രീകളുടെ സമ്മതം നിർബന്ധമാക്കി താലിബാൻ ഉത്തരവ് ആലുവയില്‍ മരണപ്പെട്ട ഭിക്ഷാടകയുടെ മുറി പരിശോധിച്ച പൊലീസും നാട്ടുകാരും ഞെട്ടി.! PV Sindhu ലോക ബാഡ്‌മിന്‍റൺ ടൂര്‍ ഫൈനല്‍സ്; രണ്ടാം കിരീടം തേടി പി വി സിന്ധു; ഫൈനല്‍ ഇന്ന് തയ്യൽ പരിശീലന കേന്ദ്രം ഒരു കോടിയിൽ 25 ലക്ഷം പോലും ചെലവാക്കിയില്ല, തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് ഒമാനിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്‍കാരങ്ങള്‍ക്കായി തുറക്കാന്‍ അനുവദിക്കുന്നതിനൊപ്പെം ഇപ്പോള്‍ നിലവിലുള്ള രാത്രി വ്യാപാര വിലക്കും പിന്‍വലിച്ചു. പള്ളികളില്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം ഒമാനില്‍ നവംബര്‍ 15ന് പള്ളികള്‍ വീണ്ടും തുറക്കുവാനുള്ള നടപടിക്രമങ്ങള്‍ക്ക് ഒമാന്‍ മതകാര്യ മന്ത്രാലയം ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒമാനിലെ പള്ളികളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് പരിഗണനയിലെന്ന് മതകാര്യ മന്ത്രാലയം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഒമാനിലെ പള്ളികളും മറ്റ് ആരാധനാലയങ്ങളും വീണ്ടും തുറക്കുന്നത് പരിഗണനയിലെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് പകുതിയോടെയാണ് കൊവിഡ് സാഹചര്യം പരിഗണിച്ച് ഒമാനിലെ മസ്‌ജിദുകളും ഇതര മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളും അടച്ചത്, Mercedes Benz ഡീലര്‍മാരെ ഒഴിവാക്കിയുള്ള വണ്ടിക്കച്ചവടം പൊടിപൊടിക്കുന്നു, കയ്യടിച്ച് ഉടമകള്‍! EPL റാൽഫ് റാങ്‍‍നിക്ക് യുഗാരംഭത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഇന്ന് എതിരാളികള്‍ ക്രിസ്റ്റല്‍ പാലസ് Maanaadu മാനാടി'ലെ സിംഗിള്‍ ഷോട്ട് ഫൈറ്റ് സീന്‍; സ്റ്റണ്ട് സില്‍വയെ അമ്പരപ്പിച്ച ചിമ്പു: വീഡിയോ IPhone 12 Pro ഐഫോണ്‍ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടില്‍; വാങ്ങുന്നെങ്കില്‍ ഇപ്പോ വാങ്ങണം, ഓഫര്‍ ഇങ്ങനെ Gulf News വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് കുവൈത്ത് സിറ്റി∙ കേസ് വിധി കേൾക്കാൻ തടവുകാർ ഇനി കോടതി മുറിയിൽ എത്തേണ്ടിവരില്ല. പകരം ജയിലുകളിൽ ‌ പ്രത്യേകം സജ്ജമാക്കുന്ന മുറിയിൽ ഓൺലൈൻ വഴി വിധി‌ പ്രസ്താവം കേട്ടാൽ മതിയാകും. അതനുസരിച്ചുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയത്തിൽ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് സെന്റൻസസ് എൻഫോഴ്സ്മെൻറ് വകുപ്പ് തയാറാക്കി. സെൻട്രൽ ജയിലിനകത്ത് ‌സ്ക്രീൻ സംവിധാനത്തോടെ പ്രത്യേക മുറി തയാറാക്കും. കേസിൽ കോടതിയിൽ ഹാജരാകേണ്ട പ്രതികൾ ഈ മുറിയിൽ ഹാജരായാൽ മതിയാകും. ഓഡിയോ വിഷൽ സംവിധാനത്തിൽ കോടതിയിൽ നിന്നുള്ള വിധിപ്രസ്താവം ജയിലിലെ ഈ മുറിക്കകത്ത് പ്രതിക്ക് ശ്രവിക്കാനാകും. പ്രതിയെ കുറ്റവിമുക്തനാക്കുകയാണെങ്കിൽ ‌പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് കോടതി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. അദ്ദേഹം നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രതിയുടെ മോചനം സാധ്യമാകും. ശിക്ഷ വിധിക്കുന്ന കേസുകളിൽ ജയിലിലെ പ്രസ്തുത മുറിയിൽ നിന്ന് പ്രതിയെ തടവ് മുറിയിലേക്ക് മാറ്റും. സുലൈബിയെ ജയിൽ കോംപ്ലക്സിൽ നിന്ന് കേസ് ‌ദിവസം പ്രതികളെ കോടതിയിൽ എത്തിക്കുന്നതുൾപ്പെടെ ഒട്ടേറെ നടപടികൾ ഒഴിവാക്കാൻ പുതിയ പദ്ധതി സഹായകമാകും. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. 'നിങ്ങള്‍ പൊളി ആണ് അന്യായമാണ്, വേറെ ലെവല്‍ ആണ്‌' ടൊവിനോ തോമസ് മാതൃഭൂമിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചാറ്റ് ഷോയില്‍ നിന്നും പുതിയ ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി ടൊവിനോ തോമസ് കോഴിക്കോട് മാതൃഭൂമി ഓഫീസിലെത്തുമെന്നും ഒരു ബുള്ളറ്റ് റൈഡുണ്ട് എന്നും അറിഞ്ഞിരുന്നെങ്കിലും ഒരു സംവാദത്തിന് സ്‌കോപ്പുണ്ടാകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. പെട്ടെന്നാണ് പറയുന്നത് വനിതാദിനമൊക്കെ അല്ലേ മാതൃഭൂമിയിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുമായി ഒരു ചാറ്റ് ഷോ ചെയ്താലോ എന്ന്. പതിനൊന്ന് പേര്‍, പതിനൊന്ന് ചോദ്യങ്ങള്‍ എന്ന ഐഡിയയും മുന്നോട്ട് വന്നു. കൂട്ടത്തിലെ പെണ്‍തരികളോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനെന്താ ഞങ്ങള്‍ റെഡി എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ യെസ് മൂളി. പിന്നെയൊരു പതിനഞ്ച് മിനുട്ട്, അതാ ഒരു ചോദ്യം വരുന്നു, പിന്നാലെ മറ്റൊരു ചോദ്യം വരുന്നു പിന്നെ ചറപറ ചോദ്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ മുന്നില്‍ എത്തിപ്പെട്ട ഉദ്യോഗാര്‍ഥിയുടെ അവസ്ഥ പോലെയുണ്ടെന്നും താനൊരു പാവമാണെന്നുമുള്ള മുന്‍കൂര്‍ ജാമ്യത്തോടെ ടൊവിനോ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായി. ശ്രീലക്ഷ്മി പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസാവാന്‍ പോകുന്നു. എന്റെ ചോദ്യവും ഇത് തന്നെയാണ്. ഹൗ മെനി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഫ്രം ഇരിങ്ങാലക്കുട ടു മലയാളം സിനിമ? ടൊവിനോ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന് തന്നെയാണ് അതിന്റെ സത്യസന്ധമായ ഉത്തരവും. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപാട് പേരുടെ സഹായം, ഭാഗ്യം, എന്റെ കുറച്ച് പരിശ്രമം ഇതെല്ലാം ഇതിന്റെ പുറകില്‍ ഉണ്ടായിട്ടുണ്ട്. പിന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സിനിമയിലേക്ക് വരണം എന്നാഗ്രഹിച്ചത് മുതല്‍ ഇന്ന് വരെ ഉള്ള യാത്ര അത്യാവശ്യം സംഭവ ബഹുലമായിരുന്നു. ജീവിച്ചു എന്ന് പറയാം. നല്ല രസമായി കുറച്ചു കാലം ജീവിച്ചു. എന്റെ സ്വപ്നമാണ് ഞാനിപ്പോള്‍ ജീവിച്ചു പോകുന്നത്. ഇതിലേക്ക് എത്താനായത് എന്റെ മാത്രം കഴിവെന്നോ പരിശ്രമം എന്നോ ഞാന്‍ പറയില്ല. ആല്‍കെമിസ്റ്റില്‍ പറഞ്ഞ പോലെ നമുക്കൊപ്പം ലോകം മുഴുവന്‍ കൂടെ നില്‍ക്കും എന്നില്ലേ. വളരെ അപരിചിതരായ ആളുകള്‍ വരെ പിന്തുണച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സഹായം കിട്ടിയിട്ടുണ്ട്. ആ ഒരു നന്ദി എപ്പോഴുമുണ്ട്. അതുകൊണ്ടൊക്കെയാണ് ഇവിടെ വരെ എത്തിയത്. പിന്നെ എല്ലാവരും അവരുടെ ജീവിതത്തില്‍ ചെയ്തിരിക്കേണ്ട ഒന്നാണ് ഈ പരിശ്രമം എന്ന് പറയുന്നത്. എന്റെ അടുത്ത് ആര് ചോദിച്ചാലും അഭിമാനത്തോടെ എനിക്ക് പറയാം ഞാന്‍ എന്റെ സ്വപ്നമാണ് ജീവിച്ചു പോകുന്നതെന്ന്. ഞാന്‍ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു, ലോകം മുഴുവന്‍ കൂടെ നിന്നു, അതുകൊണ്ട് ഇവിടെ വരെ എത്തി. ഇതേപോലെ ആര് പരിശ്രമിച്ചാലും ലോകം മുഴുവന്‍ കൂടെ നില്‍ക്കും. ഹര്‍ഷ മായാനദിയില്‍ മാത്തന്‍ അപ്പുവിനോട് പറയുന്നുണ്ട്, നീ പൊളിയാണ്, അന്യായമാണ്, വേറെ ലെവലാണ്. സൗന്ദര്യവും കഴിവും ഒരേപോലെ കിട്ടുന്ന വളരെ കുറച്ചു സ്ത്രീകളെ ഉള്ളൂ, അതില്‍ ഒരാളാണ് നീ എന്ന്. ടൊവിനോ ഇത് ആരോട് പറയും ? ടൊവിനോ ഇതുപറയാന്‍ പറ്റിയ എത്രയോ ആള്‍ക്കാരുണ്ട്. ബുദ്ധിയും സൗന്ദര്യവും ഒരുമിച്ചുണ്ടാകില്ല എന്നൊക്കെ നമ്മള്‍ തമാശയ്ക്ക് പറയുന്നതാണ്. സത്യത്തില്‍ അങ്ങനെ ഒരു കോമ്പിനേഷന്റെ പ്രശ്‌നമൊന്നുമില്ല. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്, ബുദ്ധി എന്ന് പറയുന്നത് കാഴ്ചപ്പാടിന് അനുസരിച്ചു മാറാം. ആരും എല്ലാം തികഞ്ഞവരൊന്നുമല്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും അവരവരുടേതായ രീതിയില്‍ സുന്ദരന്മാരാണ്, സുന്ദരികളുമാണ്, അന്യായമാണ്, അടിപൊളിയാണ്. സന്ധ്യ എന്തെങ്കിലും ഒരു അധികാരസ്ഥാനത്ത് ടൊവിനോ എത്തുകയാണെങ്കില്‍ സ്ത്രീകള്‍ക്കായി ചെയ്യുന്ന ആദ്യ കാര്യം എന്തായിരിക്കും? ടൊവിനോ ആദ്യം തന്നെ അവരോട് ചോദിക്കും എന്താണ് അവരുടെ ആവശ്യമെന്ന്. ഒന്നല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പക്ഷെ അത് ചര്‍ച്ച ചെയ്യാന്‍ വേറെ അവസരം തന്നെ വേണ്ടി വരും. എനിക്ക് തോന്നുന്നു ഒരു ജഡ്ജ്മെന്റല്‍ മനോഭാവം സ്ത്രീകളോട് ഉണ്ടെന്ന്. അതിന് കൂടുതലും ഇരകളാവുന്നത് സ്ത്രീകളാണ് എന്ന് തോന്നുന്നു. അതിന് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന് നോക്കും. അഖില സ്വപ്നമാണ് ജീവിക്കുന്നത് എന്ന് പറഞ്ഞല്ലോ, ഇത് തന്നെയായിരുന്നോ പണ്ടുമുതലേ കാണുന്ന സ്വപ്നം? ടൊവിനോ പണ്ടുമുതലേ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചില കാര്യങ്ങളൊന്നും ആ സ്വപ്നത്തില്‍ കാണിച്ചിട്ടില്ലായിരുന്നു. സ്വപ്നത്തില്‍ നല്ല വശങ്ങള്‍ മാത്രമാണ് കാണിച്ചത്, അത് തന്നെ ആണ് കൂടുതലും. എങ്കിലും ഓരോ സിനിമയും ഇറങ്ങുന്ന സമയത്ത് നമ്മള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍, സമ്മര്‍ദ്ദം അതൊക്കെ വലുതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്റെ എല്ലാ സിനിമയും എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് അതിനായി ചിലപ്പോള്‍ എന്റെ ഉറക്കം, ഭക്ഷണം തുടങ്ങി പല കാര്യങ്ങളും മാറ്റി വച്ചെന്ന് വരാം. സിനിമ നല്ലതാണോ മോശമാണോ എന്നുള്ളത് ഇറങ്ങി കഴിയുമ്പോള്‍ ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞിട്ടേ മനസിലാക്കാനാകൂ. പക്ഷെ ഇറങ്ങുന്നതുവരെ അത് എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യുക എന്ന ചിന്ത ഉള്ള ആളാണ്. അതിന്റെ ഭാഗമായുള്ളതാണ് ഈ സമ്മര്‍ദ്ദവും മറ്റു കഷ്ടപ്പാടുകളും. അതെടുക്കാതെയും ഇവിടെ നില്‍ക്കാന്‍ പറ്റും. പക്ഷേ എന്റെ എല്ലാ കാര്യങ്ങളിലും ഞാന്‍ നേരിട്ട് എത്തണം, നേരിട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ഈ ടെന്‍ഷനും മറ്റും ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നില്ല. സ്വപ്നത്തില്‍ കണ്ടത് വളരെ ഹാപ്പി ആയ കാര്യങ്ങള്‍ മാത്രമാണ്. അശ്വര ഓരോ ചെറിയപാഠവും സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണമെന്നല്ലേ പറയുക. സ്വന്തം വീട്ടിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി അവരുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ടൊവിനോ ചെയ്തിട്ടുള്ളത്? അവരെ എങ്ങനെ ഒക്കെയാണ് പിന്തുണച്ചിട്ടുള്ളത് ? ടൊവിനോ വളര്‍ച്ചയുടെ കാര്യമാണ് ചോദിച്ചതെങ്കില്‍ എനിക്ക് എന്റെ മകളുടെ കാര്യമാണ് പറയാനുള്ളത്. വീട്ടില്‍ ഞങ്ങളാരും അങ്ങനെയൊരു വേര്‍തിരിവോടെ ആരെയും കണ്ടിരുന്നില്ല. സഹോദരങ്ങളുടെ കാര്യമെടുത്താലും അങ്ങനെ തന്നെ. ഒരു ചോക്ലേറ്റ് കിട്ടിയാല്‍ അത് മൂന്നായി ഭാഗിച്ച് ഞാനും ചേട്ടനും ചേച്ചിയും കഴിച്ചിരുന്നു. എന്റെ ഭാര്യയുടെ വീട്ടിലായാലും അവള്‍ക്കും അവളുടെ അനിയനും ഒരേ സ്ഥാനം തന്നെയാണ് കിട്ടിക്കൊണ്ടിരുന്നത്. ജീവിതത്തിലെന്താകണമെന്നതിലും ആരും നിര്‍ബന്ധങ്ങളടിച്ചേല്‍പ്പിച്ചില്ല. ഞങ്ങള്‍ക്കിഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അത് തന്നെ എന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ മകളെ എനിക്കു പറ്റാവുന്നത്തിടത്തോളം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുക. ലോകം കാണിക്കുക. അത്തരം യാത്രകളൊക്കെ പോകുമ്പോള്‍ അവള്‍ക്ക് ഉപകാരപ്പെടാന്‍ കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. ഒരു സ്ഥലത്തെക്കുറിച്ച് മാത്രം അറിഞ്ഞ് അവിടെത്തന്നെ നില്‍ക്കുമ്പോഴാണ് നമ്മളെല്ലാം ഒതുങ്ങിക്കൂടുന്നത്. വളരെ കുഞ്ഞാണ് ഇപ്പോള്‍ അവള്‍. ഇപ്പോഴേ പറന്നു നടക്കാന്‍ അവളെ പറഞ്ഞു മനസ്സിലാക്കി വളര്‍ത്തി വരുന്നു. കുടുംബം എന്നോടു പറയാറുള്ള കാര്യങ്ങളെല്ലാം നടത്തിക്കൊടുത്തിട്ടുണ്ട്. പരമാവധി ഷൂട്ടിങ്ങ് ഇടവേളകളില്‍ അവര്‍ക്കരികിലേക്ക് എത്താനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കാറുണ്ട്. മകള്‍ അമ്പളിമാമ്മനെ പിടിച്ചു തരാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ സാധിക്കുമായിരിക്കില്ല. എങ്കിലും അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാറുണ്ട്. ഭാഗ്യശ്രീ എപ്പോഴും മാധ്യമശ്രദ്ധ കിട്ടുന്നവരാണ് താരങ്ങള്‍. അത്തരത്തിലുള്ള ശ്രദ്ധ വന്നപ്പോള്‍ നഷ്ടപ്പെട്ടുപോയ സൗഹൃദങ്ങള്‍ ഉണ്ടോ ? ടൊവിനോ: നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന പല സൗഹൃദങ്ങളുംവാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എനിക്ക് തിരികെ തന്നിട്ടുണ്ട്. പലരെയും അങ്ങോട്ടു വിളിക്കുമ്പോള്‍ നീ തിരക്കിലായിരിക്കുമെന്നു വിചാരിച്ചിട്ടാണ് ഞാന്‍ വിളിക്കാത്തത് എന്ന മറുപടികള്‍ കേള്‍ക്കേണ്ടി വരും. എന്തിനാ അങ്ങനെ വിചാരിക്കണേ? വിളിച്ചു നോക്കിയാലല്ലേ അറിയുള്ളൂ. മിസ്ഡ് കോള്‍ കണ്ടാലെങ്കിലും തിരിച്ചു വിളിക്കാറുമുണ്ട്. ഒന്നു മൂത്രമൊഴിക്കാനിറങ്ങിയാല്‍ പോലും അതിനെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്തയാക്കുന്ന നാടാണിത്. കഴിഞ്ഞ ദിവസം തിരൂര്‍ വച്ചു നടന്ന ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ എനിക്കൊന്നു മൂത്രമൊഴിക്കണമെന്നു തോന്നി. റോഡരികില്‍ കാര്യം സാധിക്കാനാവില്ലല്ലോ.പിറ്റേദിവസം ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഫോട്ടോ വരും. ഹോട്ടലിലും മറ്റും പോയി അനുവാദം ചോദിക്കും അതാണ് പതിവ്.എന്റെ കൈ മുറിഞ്ഞിട്ടുമുണ്ടായിരുന്നു. ഷൂട്ടിനിടയില്‍ സംഭവിച്ചതാണ്. ഒരു പൊതുവേദിയില്‍ കയറാന്‍ പോവുകയല്ലേ. ഒരു ബാന്റ് എയ്ഡ് വാങ്ങാന്‍ തീരുമാനിച്ചു. കാര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിര്‍ത്തി ബാന്റ് എയ്ഡ് മേടിക്കാന്‍ മാനേജറെ വിട്ടു. അതു വാങ്ങി ഇറങ്ങുന്നതിനിടയില്‍ അടുത്തെവിടെയെങ്കിലും ടോയ്‌ലറ്റ് സൗകര്യമുണ്ടോയെന്നും അന്വേഷിച്ചു കണ്ടെത്തി.യൂറിക് ആസിഡ് കൂടുതലാണെനിക്ക്. അതുകൊണ്ട് കുറേവെള്ളം കുടിക്കും ഞാന്‍. അതിന്റെ ഭാഗമായി പോകുന്ന വഴിക്കൊക്കെ 'നേച്ചേഴ്‌സ് കോള്‍' ഉണ്ടാകും എന്നതാണ്.അങ്ങനെ ബാന്റ് എയ്ഡിനും എന്റെ കാര്യസാധ്യത്തിനും വേണ്ടി അവിടെ ഇറങ്ങി, ബാന്റ്എയ്ഡ് വാങ്ങി ഒട്ടിച്ചു. ടോയ്‌ലറ്റിലും പോയി.പിറ്റേ ദിവസം വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിലൊക്കെ ഒരു വാര്‍ത്ത. വൈലത്തൂരില്‍ സംഘര്‍ഷാവസ്ഥ. ടൊവിനോ പനിയായി ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അവിടെ ആരോ തടഞ്ഞു എന്നെല്ലാം പറഞ്ഞ്. എന്റെയൊപ്പം ഒരു പരിപാടിയ്ക്കും വരാന്‍ വീട്ടുകാര്‍ക്ക് ഇഷ്ടമല്ല. ഒരിക്കല്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ എന്റെ മോളെ തട്ടിയിട്ടു.ഈ സങ്കടമൊക്കെ ആരോടു പറയാന്‍. കുടുംബത്തെ കൂടി ബാധിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് എവിടെയും പരാതിപ്പെടാനുമില്ല. റോസ്: ജീവിതത്തില്‍ എന്നെങ്കിലും കണ്ടുമുട്ടിയ ഒരു സ്ത്രീ, അവരെ എന്നെകിലും നഷ്ടപെട്ട് പോയിരിക്കാം. പക്ഷെ തിരികെ വേണം എന്നാഗ്രഹിക്കുന്ന ഏതെങ്കിലും സ്ത്രീ സൗഹൃദങ്ങള്‍ ഉണ്ടോ ? ടൊവിനോ സുഹൃത്തുക്കളുമായി എപ്പോഴും ടച്ച് ഉള്ളയാള്‍ തന്നെയാണ്. അങ്ങനെ നഷ്ടപ്പെട്ടുപോയ ആരുമില്ല. ശ്രീമതി വിചിത്രമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്ന ഒരാളാണ്, അങ്ങനെ വ്യത്യസ്തമായ ഏതെങ്കിലും ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ച് പാളിയ അനുഭവമുണ്ടോ? ടൊവിനോ ഞാന്‍ ചെറിയ പാചക പരീക്ഷണമൊക്കെ ചെയ്യാന്‍ താത്പര്യമുള്ള ഒരാളാണ്. ചെറുപ്പത്തിലേ കുറച്ച് പരീക്ഷണങ്ങള്‍ നടത്തിയിട്ട് കരിഞ്ഞ് പോയികഴിഞ്ഞാല്‍ പാത്രം കഴുകി വെയ്ക്കാനെല്ലാം ഭയങ്കര മടിയാണ്. പിന്നെ അവിടുന്ന് മുങ്ങുക എന്നതായിരിക്കും നമ്മളുടെ പരിപാടി. അങ്ങനെയുള്ള കുറേ സംഭവങ്ങളുണ്ട്. വീട്ടുകാരെല്ലാം ഉച്ചയ്ക്ക് കിടന്നുറങ്ങുന്ന സമയത്ത് എനിക്ക് പെട്ടെന്ന് കുക്ക് ചെയ്യാന്‍ തോന്നും. അവിടെയുള്ള കുറേ സാധനങ്ങള്‍ വെച്ച് എന്തൊക്കെയോ ഉണ്ടാക്കുന്നു. പാളി പോയാല്‍ അത് എടുത്ത് കളയാന്‍ പോലും നില്‍ക്കാതെ മുങ്ങും. കൊള്ളാമെങ്കില്‍ അവര്‍ എഴുന്നേറ്റ് വരുമ്പോള്‍ കൊണ്ടു പോയി കൊടുക്കും. അങ്ങനെയുള്ള പരിപാടിയൊക്കെ ഉണ്ട്. അങ്ങനെ പാളിപ്പോവില്ല, എങ്ങനെയെങ്കിലും അത് ഒരു കരയ്ക്ക് എത്തിക്കും. അനു ആരോഗ്യകാര്യത്തില്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്, ഫിറ്റ്‌നസ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ കാര്യങ്ങള്‍? ടൊവിനോ പൊതുവെ ഞാന്‍ ഒരു മടിയനാണ്. പക്ഷേ സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന സമയത്ത് നമ്മള്‍ക്ക് ഒരു മോട്ടിവേഷന്‍ ഉണ്ടാകും. ഒരു പ്രത്യേക കാരണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന്. മുമ്പേ ഞാന്‍ ജിമ്മില്‍ പോയി തുടങ്ങിയിരുന്നു. ശരീര സൗന്ദര്യം എന്ന് പറയുന്നത് തന്നെയായിരുന്നു അന്നത്തേയും ലക്ഷ്യം. അതായത് സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത്. പിന്നെ ഭയങ്കര ചെറുപ്പത്തില്‍ ഓടി നടക്കുന്ന സമയത്ത് ഉള്ളതിനേക്കാള്‍ ഓരോ വയസ് കൂടുന്തോറും തിരിച്ചറിയുന്നൊരു കാര്യമുണ്ട്. നമ്മള്‍ ഒരു മെഷീനാണ്, നമ്മള്‍ക്കും വിയര്‍ ആന്റ് ടിയറുണ്ടാകും. അങ്ങനെ തിരിച്ചറിവുകള്‍ വന്നു തുടങ്ങുന്തോറും ആരോഗ്യത്തിനെ പറ്റിയും അടിസ്ഥാന ശരീര സംരക്ഷണത്തിനെക്കുറിച്ചുമൊക്കെ ബോധവാനാകും. അതിപ്പോള്‍ ഉണ്ട്. ഭയങ്കര മധുരമുള്ളതോ എണ്ണയില്‍ വറുത്തതോ കഴിക്കുന്ന സമയത്ത് ചെറിയ കുറ്റബോധം തോന്നാറുണ്ട്. ആ രീതിയില്‍ ഞാന്‍ ഫിറ്റ്‌നസിനെക്കുറിച്ച് ബോധവാനാണ്. വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നത് മിക്കപ്പോഴും ഓരോ സിനിമകള്‍ക്ക് അനുസരിച്ചാണ്. പിന്നെ കുടുംബം, മകള്‍ അങ്ങനെയെല്ലാം നോക്കുമ്പോള്‍ ഒറ്റയ്ക്കുള്ളതിനേക്കാള്‍ ആരോഗ്യവും ആസുസ്സും കൂട്ടി കിട്ടണം എന്ന് ആഗ്രഹിച്ച് ഇപ്പോള്‍ വര്‍ക്ക്ഔട്ടും ഡയറ്റുമൊക്കെ കൃത്യമായി പോകുന്നുണ്ട് ഷബിത ഒരു സ്ത്രീ കഥയോ തിരക്കഥയോ ആയി സംവിധാനസംരംഭവുമായിട്ട് വന്നാല്‍, കഥയുടെ കാമ്പ് നോക്കുമോ അതോ വേറിട്ടൊരു പരിശ്രമമാണ് എന്ന പരിഗണന അവിടെ കൊടുക്കുമോ ടൊവിനോ നൂറു ശതമാനവും ഞാന്‍ കഥയുടെ കാമ്പ് മാത്രമേ പരിഗണിക്കൂ. അതില്‍ സ്ത്രീ-പുരുഷ, പ്രായവര്‍ണഭേദമൊന്നുമില്ല. കാരണം അങ്ങനെയൊക്കെയുള്ള മനോവികാരങ്ങള്‍ക്കും അപ്പുറം ഇതില്‍ മണി ഇന്‍വോള്‍ഡാണ്. ഒരുപാട് പേരുടെ ജോലിയാണ്, കാണുന്ന പ്രേക്ഷകരോട് നമ്മള്‍ക്കൊരു ഉത്തരവാദിത്ത്വമുണ്ട്. അങ്ങനെ ധാരാളം കാര്യങ്ങളുണ്ട്. അതുകൊണ്ട് മറ്റെന്തിനെക്കാളും കഥയുടെ കാമ്പ്, സിനിമ വര്‍ക്കാവാനുള്ള സാധ്യത, കലാമൂല്യം, എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ ഇതെല്ലാം നമ്മള്‍ ആലോചിക്കും. പിന്നെ സച്ചിയേട്ടന്‍ പറഞ്ഞത് പോലെ, മറ്റുള്ളവന്റെ പൈസയ്ക്ക് ആത്മരതിക്ക് നിന്ന് കൊടുക്കാന്‍ പറ്റില്ല. അത്രേയുള്ളൂ. അതുകൊണ്ട് കഥ നല്ലതാണ്, അത് ചെയ്ത് ഫലിപ്പിക്കാനുള്ള കാലിബര്‍ അവര്‍ക്കുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യും. ഞാന്‍ ഒരു സ്ത്രീ സംവിധായകയുടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഒരു വ്യത്യാസം എനിക്കില്ല. രഞ്ജന ടൊവിനോയുടെ മകള്‍ ഒരു ദിവസം രാവിലെ എണീറ്റു വന്നു പറയുകയാണ്. അച്ഛാ എനിക്ക് സിനിമാനടിയാകണം. അല്ലെങ്കില്‍ സംവിധായികയാവണം. എന്തായിരിക്കും ടൊവിനോയുടെ മറുപടി? ടൊവിനോ ഞാന്‍ ആഗ്രഹിക്കുന്നത് അതു തന്നെയാണ്. സിനിമാനടിയോ സംവിധായികയോ ക്യാമറാവുമണോ എഴുത്തുകാരിയോ ഒക്കെ ആയിത്തീരണമെന്നു തന്നെയാണ്. അത് എന്റെ ആഗ്രഹമെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് എങ്കില്‍ അതിനു തന്നെയായിരിക്കും ഞാന്‍ പ്രാധാന്യം കൊടുക്കുക. സോഫ്റ്റ് എഞ്ചിനീയറാവാനാണെങ്കില്‍ അതില്‍ ഏറ്റവും മികച്ചതാകട്ടെ. പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ എത്തുന്നതുപോലും അഭിമാനം: കുഞ്ചാക്കോ ബോബൻ ബോഡിഷെയ്മിങ് പ്രമേയമാക്കിയ ‘തമാശ’ സിനിമയ്ക്കുശേഷം അഷറഫ് ഹംസ സംവിധാനം മിന്നലടിപ്പിക്കാൻ അവനെത്തുന്നു; ആരാധകർക്കായി 'മിന്നൽ മുരളി' ബോണസ് ട്രെയ്ലർ 'ഉയിരേ ഒരു ജന്മം നിന്നെ മിന്നൽ മുരളി'യിലെ ഉയിരിൽ തൊടും ഗാനം ഇന്ന് അങ്ങയുടെ വിനയവും എനിക്ക് പ്രചോദനമാണ്; സൽമാനെക്കുറിച്ച് ടൊവിനോ എക്കാലത്തും താങ്കളുടെ ആരാധകൻ; യുവരാജിനൊപ്പമുള്ള അവിസ്മരണീയ നിമിഷം പങ്കുവച്ച് ടൊവിനോ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ എത്തുന്നതുപോലും അഭിമാനം: കുഞ്ചാക്കോ ബോബൻ 'മരക്കാറിന് വേണ്ടി ഇപ്പോള്‍ നിലവിലില്ലാത്ത ഒരു ചൈനീസ് സംഗീതോപകരണത്തിന്റെ ശബ്ദം റീക്രിയേറ്റ് ചെയ്തു' ആക്ഷന്‍ സീനുകള്‍ക്ക് വളരെ അനുയോജ്യനായ നടനാണ് മോഹന്‍ലാല്‍- മരയ്ക്കാര്‍ ഫൈറ്റ് മാസ്റ്റർ Exclusive ചേട്ടനും അനിയനും വീട്ടിൽ, സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകർ| ജാൻ എ മൻ സംവിധായകൻ പറയുന്നു താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഇറാനോന്‍ അറബി ബെങ്കാളി ഉര്‍ദു തായ്‌ ഉസ്ബക്‌ ബോസ്നിയന്‍ ജാപനീസ്‌ സ്പാനിഷ്‌ ഇംഗ്ലീഷ് ഫ്രെഞ്ച്‌ ചൈന ഉയിഗര്‍ തുര്‍കിഷ്‌ തെലുങ്ക്‌ കേരളത്തിൽ എവിടെയും മിതമായ നിരക്കിൽ ഹൈടെക് രീതിയിൽ കോഴി, കാട കൂടുകൾ ചെയ്തു നൽകുന്നു. കൂടാതെ ഫാം ഡിസൈൻ ചെയ്ത് കൊടുക്കപ്പെടും. ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ് സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്പിതിയുടെ പ്രധാന പ്രത്യേകത അവിടുത്തെ പ്രകൃതിസൗന്ദര്യം തന്നെയാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വ്യത്യസ്തമായ സംസ്‌കാരവും ബുദ്ധ വിഹാരങ്ങളുമാണ് സ്പിതിയില്‍ എവിടെയും കാണാന്‍ കഴിയുക. ഇന്ത്യയില്‍ ജനവാസം ഏറെ കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭോടിയാണ് സ്പിതിയിലെ പ്രാദേശിക ഭാഷ. ക്യേ മൊണാസ്ട്രിയാണ് സ്പിതിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം. ഇ്‌പ്പോള്‍ ഇന്ത്യയിലുള്ളതില്‍വച്ചേറ്റവും പഴക്കമേറിയ ബുദ്ധവിഹാരമാണിത്. മൗണ്ടേന്‍ ബൈക്കിങ്, യാക് സഫാരി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ് സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമാണ് ഇവിടുത്തെ മനോഹരമായ പ്രകൃതി, ചിലചിത്രങ്ങളിലെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കാസ, കെയ്‌ലോങ് എന്നിവയാണ് സ്പതിയിലെ പ്രധാന പട്ടണങ്ങള്‍. വളര അപൂര്‍വ്വമായ ചിലതരം ജീവികളെയും സസ്യലതാദികളെയും ഇവിടെകാണാം. ഗോതമ്പ്, ബാര്‍ളി, പീസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ബുന്തര്‍ ആണ് സ്പിതിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയസേഷം ബുന്തറിലേയ്ക്ക് യാത്രചെയ്യണം. ജോഗീന്ദര്‍നഗറാണ് സ്പതിയ്ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, ഇത് നാരോ ഗേജ് പാതയിലെ സ്റ്റേഷനാണ്. ചണ്ഡിഗഡും ഷിംലയുമാണ് സ്പിതിയ്ക്ക് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, രണ്ടിടത്തേയ്ക്കും രാജ്യത്തിന്റെ പ്രധാനഭാഗങ്ങളില്‍ നിന്നെല്ലാം തീവണ്ടികള്‍ ലഭ്യമാണ്. ഷിംലയില്‍ നിന്നും ചണ്ഡിഗഡില്‍ നിന്നും ടാകിസികളില്‍ സ്പിതിയിലെത്താം. റോഡുമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ദേശീയപാത 21ലാണ് സഞ്ചരിക്കേണ്ടത്. രഹ്തങ് പാസ്, കുന്‍സും പാസ് എന്നീ രണ്ട് വഴികളിലും സ്പിതിയിലെത്താം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ രണ്ട് പാതകളം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് അടച്ചിടുക പതിവാണ്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാലാണ് പാതകള്‍ അടച്ചിടുന്നത്. സ്പിതിിയലെത്താന്‍ ഏറ്റവും നല്ല വഴി കിന്നൗറില്‍ നി്‌നനാണ്, കിന്നൗറില്‍ നിന്നും 412 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്പിതിയിലെത്താം. ശീതകാലമൊഴിച്ച് ബാക്കി എല്ലാസമയത്തും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് സ്പിതി. വേനല്‍ക്കാലമാണ് സ്പിതി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴനിഴല്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ഥലമായതിനാല്‍ മഴക്കാലം സ്പിതിയില്‍ അത്ര ശക്തമല്ല, അതിനാല്‍ത്തന്നെ മഴക്കാലത്തും ഇങ്ങോട്ട് യാത്രചെയ്യാം. ശീതകാലത്ത് തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെ പോകാറുണ്ട്. സ്പിതിയിലെ ഭൂപ്രകൃതി നന്നായി ആസ്വദിക്കണം എന്നുള്ളവര്‍ക്ക് റോഡുതന്നെയാണ് മികച്ച യാത്രാമാര്‍ഗ്ഗം. ദേശീയപാത 21ലാണ് യാത്രചെയ്യേണ്ടത്. മണാലിയില്‍ നിന്നും രോഹ്തങ് പാസ് വഴി കാസയിലെത്താം. ഷിംലയില്‍ നിന്നും കിന്നൗര്‍ വഴിയുള്ള റൂട്ടാണ് സ്പിതിയിലെത്താന്‍ ഏറ്റവും മികച്ച വഴി, ഈ വഴിയില്‍ സ്പിതിയിലേയ്ക്ക് 412 കിലോമീറ്റര്‍ സഞ്ചരിക്കണം. സ്പിതിയിലെത്താന്‍ ഷിംലയില്‍ നിന്നും മറ്റും ബസുകളും ടാക്‌സികളും ലഭ്യമാണ്. നാരോ ഗേജ് പാതയിലുള്ള ജോഗീന്ദര്‍ റെയില്‍വേസ്‌റ്റേഷനാണ് സ്പിതിയ്ക്ക് അടുത്തുള്ളത്. മറ്റ് പ്രധാന സ്റ്റേഷനുകള്‍ ചണ്ഡിഗഡ്, ഷിംല എന്നിവിടങ്ങളിലാണ്. ബുന്തര്‍ ആണ് സ്പിതിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഷിംല, ദില്ലി എന്നിവിടങ്ങളില്‍ നിന്നും ബുന്ദറിലേയ്ക്ക് വിമാനസര്‍വ്വീസുണ്ട്. അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയിലാണ്. ബുന്തര്‍ വിമാനത്താവളത്തില്‍ നിന്നും സ്പിതിയിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്. എല്ലാം കാണാം സ്പിതി വീക്കെന്‍ഡ് ഗെറ്റ് എവേ < വിക്കിപീഡിയ:വിക്കിപദ്ധതി‎ സാങ്കേതികപദാവലി(വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ദർശനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം) തത്ത്വശാസ്ത്രം എന്നും തത്ത്വചിന്ത എന്നും ദർശനം എന്നും മലയാളത്തിൽ അറിയപ്പെടുന്ന Philosophy-യുടെ സാങ്കേതികപദാവലി നിർ‌‍മിക്കാനുള്ള പദ്ധതിതാൾ ആണിത്. ദർശനം എന്ന വിഷയത്തിന്റെ സാങ്കേതിക പദാവലി രൂപീകരിക്കുന്ന ഈ പദ്ധതിയുടെ രീതികളെപ്പറ്റിയുള്ള ചർ‌‍ച്ചകൾ ഈ താളിന്റെ സം‌വാദതാളിൽ നടത്താവുന്നതാണ്. എന്നാൽ ദർ‌‍ശനം എന്ന വിഷയത്തിലെ പദങ്ങളെപ്പറ്റിയോ, അവയുടെ പരിഭാഷയിലുള്ള പ്രശ്നങ്ങളെപ്പറ്റിയോ തർ‌‍ക്കങ്ങളോ നിർ‌ദേശങ്ങളോ ഉണ്ടെങ്കിൽ ദർശനം-പദാവലി താളിന്റെ സംവാദം താളിൽ ചർച്ച നടത്തേണ്ടതാണ്. © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചേക്കേറിയ താരം ഏതുവേഷവും അനായാസം അവതരിപ്പിക്കുന്നതിൽ കൈയടി നേടിയ താരവുമാണ്. വില്ലനായും, ഹാസ്യതാരമായും, നായകനായുമെല്ലാം ഇന്ദ്രജിത്ത് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു. ആഹാ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ഏറ്റവും ഒടുവിൽ നായകനായി എത്തിയത്. കുറുപ്പ് എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിൽ നടൻ എത്തിയിരുന്നു. ഇപ്പോഴിതാ, ആഹാ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ കുറച്ചുനാളുകൾക്ക് മുൻപ് നടനെ വൈറലാക്കിയ ഒരു ഗാനം ആലപിക്കുകയാണ് ഇന്ദ്രജിത്ത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ‘കടുവായെ കിടുവ പിടിക്കുന്നെ..’ എന്ന ഗാനം രസകരമായി പാടി ചിരിപടർത്തിയിരുന്നു താരം. അതെ ഗാനം രസികത്വം ഒട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് വേദിയിൽ. വടംവലി പ്രമേയമാക്കിയാണ് ആഹാ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമാണ് കോട്ടയം നീലൂരിലെ ആഹാ. തൊണ്ണൂറുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ ടീം. ഈ ടീമിൽ നിന്നുള്ളവരും ചിത്രത്തിൽ ഭാഗമായിട്ടുണ്ട്. Read More: നൂറ്റിയെട്ടു ദിവസങ്ങൾ നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവിൽ ‘പത്തൊൻപതാം നൂറ്റാണ്ട്’ പൂർത്തിയായി പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള ചിത്രം കൂടിയാണ് ആഹാ. ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ബോബനും മകനും സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല! പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ് ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ഒരു പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ(24 മേയ് 1885 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു .എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നൽകി 1924ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. ഒരു പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പൻ(24 മേയ് 1885 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു .എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട അയ്യന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയിലെ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നൽകി 1924ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 17:00, 14 ഫെബ്രുവരി 2017. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം പരിഷത്ത് വിക്കി പരിഷത്ത് വിക്കി സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക തിരക്കേറിയ ജീവിതശൈലിയിൽ അൽപമൊരു ആയാസം പകരുന്നവയാണ് ഷോപ്പിങ് മാളുകൾ. മുമ്പൊക്കെ വലിയ നഗരങ്ങളിൽ മാത്രമാണ് ഷോപ്പിങ് മാളുകൾ കണ്ടിരുന്നതെങ്കിൽ ഇപ്പോഴതൊക്കെ മാറി വരികയാണ്. അതിനു പിന്നിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂറ ഡെവലപ്പേഴ്‌സിന്റെ സ്ഥാനവും പറയാതെവയ്യ. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയുമൊക്കെ കേന്ദ്രീകരിച്ച് അയൽപക്ക ഷോപ്പിംഗ് കേന്ദ്രങ്ങൽ എന്ന സങ്കൽപത്തിൽ ചെറു ഷോപ്പിംഗ് മാളുകൾ ഒരുക്കി വിപ്ലവം സൃഷ്ടിക്കുകയാണ് സെക്യൂറ. റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ)യുടെ രജിസ്‌ട്രേഷൻ ലഭിച്ച, കേരളത്തിലെ ആദ്യ മാൾ പ്രോജക്റ്റാണ് സെക്യൂറ സെന്റർ. കണ്ണൂരിലെ ഏറ്റവും വലിയ മാൾ ആണിത്. വടക്കേമലബാറിലെ ആദ്യത്തെ ഇന്റർനാഷണൽ മൾട്ടിപ്ലെക്‌സ്, ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് തുടങ്ങിയവ സവിശേഷതകളാണ്. ചെറുപട്ടണങ്ങളിലും അതിനു ചുറ്റിലും താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് ജനപ്രിയ മൂല്യമുള്ള ഉൽപന്നങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഒപ്പം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരം കൂടിയാണ് സെക്യൂറ സെന്റർ ഒരുക്കുന്നത്. ക്രമാനുഗതമായ മൂല്യ വർധന, ആകർഷകമായ മാസ വാടക വരുമാനം, പ്രയാസരഹിതമായ ഉടമസ്ഥാവകാശവും കൈകാര്യവും എന്നിവ ഈ നിക്ഷേപത്തിന്റെ സവിശേഷതകളാണ്. നിർമാണ ഘട്ടത്തിൽ തന്നെ നാഷണൽ ബ്രാൻഡുകളുമായി വാടക കരാറിൽ ഏർപ്പെടുന്നതിനാൽ, മാൾ പ്രവർത്തനം ആരംഭിക്കുന്നതു മുതൽ തന്നെ നിക്ഷേപകർക്ക് ആകർഷകമായ മാസ വാടക വരുമാനം ലഭിക്കുന്നു. ഈ സംരംഭത്തിൽ പങ്കാളികളാവാൻ ഇപ്പോൾ 20 ലക്ഷം മുതലുള്ള അവസരവും ഉണ്ട്. കണ്ണൂരിലെ താഴെ ചൊവ്വ ബൈപാസിൽ ആണ് സെക്യൂറ സെന്റർ. പെരിന്തൽമണ്ണയിലും ഈ വർഷം തന്നെ നിർമാണ പ്രവർത്തനം ആരംഭിക്കും. പെരുമ്പാവൂർ, കൊല്ലം എന്നിവിടങ്ങളിലും പ്രോജക്ട് പ്ലാനിംഗ് സ്റ്റേജിൽ ആണ്. ക്രെഡായ് കേരളയുടെ ചെയർമാനായ എം. എ മെഹബൂബ് ആണ് സെക്യൂറ ഡെവലപ്പേഴ്സിന്റെ മാനേജിങ് ഡയറക്ടർ. കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാൾ ആയ കോഴിക്കോട്ടെ ഫോക്കസ് മാൾ, ഹൈലൈറ്റ് മാൾ എന്നിവ നിർമിച്ചു സംവിധാനം ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇദ്ദേഹത്തോടൊപ്പം, നൗഷാദ് കെ. പി, ഹാമിദ് ഹുസൈൻ, ഹാരിസ് സി. എം എന്നിവരും സെക്യൂറയിൽ ഡയറക്ടർമാർ ആണ്. 2021 നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ സെക്യൂറയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്. ബജറ്റ് ഹോംസും കസ്റ്റമൈഡ്‌സ് വില്ലകളുമായി സമൈറ പ്രോപ്പർട്ടീസ് ‘ഒരു അഡാർ ലവ് ‘ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കൽ സീനിലൂടെ സിനിമ ലോകത്ത് ശ്രദ്ധ നേടിയ നടിയാണ് പ്രിയാ വാര്യര്‍. അധികം സിനിമ ചെയ്‍തില്ലെങ്കിലും ഒറ്റ സിനിമ കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ പ്രിയ വാര്യർക്ക് കഴിഞ്ഞു. പ്രിയാ വാര്യർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രിയാ വാര്യരുടെ പുതിയ ഓണ ചിത്രങ്ങളാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചാണ് പ്രിയ വാര്യര്‍ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും പ്രിയാ വാര്യരുടെ പുതിയ ഫോട്ടോഷൂട്ടും കലക്കിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. മലയാളം സിനിമയായ ഇഷ്‍ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ദൃശ്യ അനുഭവത്തിലൂടെ പ്രപഞ്ചം, കാലം, യാത്ര തുടങ്ങി ഉത്തരമില്ലാത്ത ജോബിൻ വി. മാമ്മൻ ചുരുളി, സാമ്പ്രദായിക സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതി സാങ്കല്പിക ലോകത്ത് കഥ പറയുന്നു. തുടക്കവും ഒടുക്കവും എന്ന സങ്കല്പത്തെ പോലും ഉടച്ച് ദൃശ്യ അനുഭവത്തിലൂടെ പ്രപഞ്ചം, കാലം, യാത്ര ജോബിൻ വി. മാമ്മൻ ചുരുളി, സാമ്പ്രദായിക സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതി സാങ്കല്പിക ലോകത്ത് കഥ പറയുന്നു. തുടക്കവും ഒടുക്കവും എന്ന സങ്കല്പത്തെ പോലും ഉടച്ച് കോവിഡ് കാലത്തിന് ശേഷം തിയേറ്ററിലെത്തിയ വിരുന്ന് കോവിഡ് കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒരുപാട് മികച്ച ത്രില്ലറുകളിൽ അവസനത്തേതാണ്‌ കഴിഞ്ഞ ദിവസം തീയേറ്ററിൽ എത്തിയ മിഷൻ സി. ഒരു റോഡ് മൂവി ഒപ്പം ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവി ഖാലിദ് റഹ്മാൻ – ടോവിനോ ഒന്നിക്കുന്ന അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ Jai Bhim teaser ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ ജയ് ഭീം' ടീസര്‍ പുറത്ത് Jai Bhim teaser ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ ജയ് ഭീം' ടീസര്‍ പുറത്ത് സൂര്യയുടെ കമ്പനിയായ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത് സൂര്യ(surya)നായകനായി എത്തുന്ന ജയ് ഭീമിന്റെ(Jai Bhim) ടീസര്‍ പുറത്തിറങ്ങി. ടി.എസ് ജ്ഞാനവേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ദീപവലി റീലിസായി നവംബര്‍ 2 ന് ചിത്രം റിലീസ് ചെയ്യും. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. രജിഷ വിജയന്‍, പ്രകാശ് രാജ്, മണികണ്ഠന്‍, ലിജോമോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.സൂര്യയുടെ കമ്പനിയായ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. Vamanan ഇന്ദ്രൻസ് നായകനാവുന്നു വാമനൻ' ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു ഇന്ദ്രൻസ് നായകനായി നവാഗതനായ എ. ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന 'വാമനൻ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതം- നിതിൻ ജോർജ്, കല- നിധിൻ എടപ്പാൾ, മേക്കപ്പ്- അഖിൽ ടി. രാജ്, പ്രൊഡക്ഷൻ കൺട്രോളർ- സന്തോഷ് ചെറുപൊയ്ക. Also read: നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങും ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയുടെ പോസ്റ്റർ റിലീസായി. Jai Bhim teaser ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനായി സൂര്യ ജയ് ഭീം' ടീസര്‍ പുറത്ത് Marakkar Song റോണി റാഫേലിന്റെ ഈണത്തില്‍ 'നീയേ എന്‍ തായേ മരക്കാറി'ലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് '79 വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം ബിച്ചുതിരുമല കാൽ നൂറ്റാണ്ട് മുമ്പ് പറഞ്ഞത് അനുസ്മരിച്ച് ലാൽ ജോസ് ആന്‍റണി പെരുമ്പാവൂർ ഉൾപ്പടെ മൂന്ന് സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ഒടിടി ഇടപാടുകളും പരിശോധിക്കും 'ജനനി' സോൾ ആന്തവുമായി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR 26/11 Adivi Sesh മുംബൈയിലെ 26/11 പോലീസ് സ്മാരകത്തിന് മുന്നിൽ അഞ്ജലി അർപ്പിച്ച് നടൻ അദിവി ശേഷ് 83 Movie Teaser ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലെ ലോകകപ്പ് വിജയം; രൺവീറിന്റെ '83' ടീസർ പുറത്ത്; പങ്കുവെച്ച് പൃഥ്വിരാജ് Bichu Thirumala അർഹതക്കുള്ള അംഗീകാരം ബിച്ചുവിന് കിട്ടിയോ? ഓർമ്മക്കുറിപ്പുമായി ബാലചന്ദ്ര മേനോൻ Bichu Thirumala ആ പാട്ട് ഒരിക്കലും മിണ്ടാൻ കഴിയാതെ വിട്ടുപിരിഞ്ഞ സഹോദരന് വേണ്ടി; വാക്കുകളിൽ വേദനയൊതുക്കിയ ബിച്ചു തിരുമല Bichu Thirumala| ബിച്ചു തിരുമല; കൊതുകിന്റെ മൂളലിൽ നിന്ന് നിത്യഹരിത സൂപ്പർഹിറ്റൊരുക്കിയ പ്രതിഭ ആലുവ സി ഐയുടെ സസ്‌പെന്‍ഷന്‍; ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടി ഉണ്ടാകണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍ Poverty Index കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം! 43 years in Pocso നാലര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Holiday തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. 1 അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി. 2 സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു. 3 അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി. 4 അവന്‍ ,യൗവനത്തില്‍ കവിണയില്‍കല്ലുചേര്‍ത്ത് കരം ഉയര്‍ത്തിയപ്പോള്‍ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ? ആ മല്ലനെ കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ? 5 അവന്‍ അത്യുന്നതായ കര്‍ത്താവിനോട്അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി. 6 പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അവര്‍ അവനെ മഹത്വത്തിന്റെ കിരീടം അണിയിച്ചു; കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതിഅവര്‍ അവനെ സ്തുതിച്ചു. 7 ചുറ്റുമുള്ള ശത്രുക്കളെ അവന്‍ തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെഅവന്‍ നശിപ്പിച്ചു; ഇന്നും അവര്‍ ശക്തിയറ്റവരായിക്കഴിയുന്നു. 8 തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിനുകൃതജ്ഞതയര്‍പ്പിച്ചു; അവന്‍ പൂര്‍ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്‌നേഹിക്കുകയും അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു. 9 ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനം ആലപിക്കുവാന്‍ അവന്‍ ഗായകസംഘത്തെനിയോഗിച്ചു. 10 അവന്‍ ഉത്‌സവങ്ങള്‍ക്കുമനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയുംചെയ്തു. അവര്‍ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍ അവരുടെ സ്തുതിഗീതങ്ങളാല്‍ഉദയത്തിനു മുമ്പുതന്നെവിശുദ്ധസ്ഥലം മുഖരിതമായി. 11 കര്‍ത്താവ് അവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കുംഉറപ്പിക്കുകയും ചെയ്തു; അവിടുന്ന് അവന് രാജത്വവുംഇസ്രായേലില്‍ മഹത്വത്തിന്റെ സിംഹാസനവും ഉടമ്പടിവഴി നല്‍കി. 12 ബുദ്ധിമാനായ ഒരു പുത്രന്‍അവനു പിന്‍ഗാമിയായി; അവന്‍ നിമിത്തം പുത്രന്റെ ജീവിതംസുരക്ഷിതമായി. 13 സോളമന്റെ ഭരണകാലംസമാധാനപൂര്‍ണമായിരുന്നു; ദൈവം അവന് എല്ലായിടത്തും സമാധാനം നല്‍കി. അവിടുത്തെനാമത്തില്‍ അവന്‍ ഒരുആലയം നിര്‍മിച്ചു: എന്നും നിലനില്‍ക്കുന്ന ഒരുവിശുദ്ധസ്ഥലം ഒരുക്കി. 14 യൗവനത്തില്‍തന്നെ നീ എത്രജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെകവിഞ്ഞൊഴുകി. 15 നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു. 16 നിന്റെ പ്രശസ്തി വിദൂരദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണമായ ഭരണം നിമിത്തംനീ പ്രിയങ്കരനായി. 17 നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി. 18 ഇസ്രായേലിന്റെ ദൈവമായകര്‍ത്താവിന്റെ നാമത്തില്‍ തകരംപോലെ സ്വര്‍ണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു. 19 എന്നാല്‍ നീ സ്ത്രീകള്‍ക്ക് അധീനനായി; അഭിലാഷങ്ങള്‍ നിന്നെ കീഴ്‌പ്പെടുത്തി. 20 നിന്റെ സത്കീര്‍ത്തിക്കു നീതന്നെകളങ്കംവരുത്തി; സന്തതിപരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിന് ഇരയാക്കി; നിന്റെ ഭോഷത്തം അവര്‍ക്കു ദുഃഖകാരണമായി. 21 അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു. എഫ്രായിമില്‍നിന്ന് ഉദ്ധതമായഒരു രാജ്യം ഉയര്‍ന്നുവന്നു. 22 കര്‍ത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തന്റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താന്‍ തിരഞ്ഞെടുത്തവന്റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്‌നേഹിക്കുന്നവന്റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്റെ വംശത്തില്‍ ഒരു സന്തതിയെയുംഅവശേഷിപ്പിച്ചു. 23 സോളമന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു! അവന്റെ സന്തതികളില്‍ ഒരുവന്‍ സ്ഥാനമേറ്റു; വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാമിന്റെഭരണം ജനങ്ങളുടെ കലാപത്തിനുകാരണമായി. നെബാത്തിന്റെ പുത്രന്‍ ജറോബോവാമും ഇസ്രായേലിനെ തിന്‍മയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാര്‍ഗത്തില്‍ നടത്തി. 24 സ്വദേശത്തുനിന്നും ബഹിഷ്‌കരിക്കപ്പെടത്തക്കവിധം അവര്‍ പാപത്തില്‍ മുഴുകി. 25 തങ്ങളുടെമേല്‍ പ്രതികാരം പതിക്കുന്നതുവരെ എല്ലാ തിന്‍മകളിലും അവര്‍ വിഹരിച്ചു. 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ന്യൂനപക്ഷ വിഭാഗത്മളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ തയ്യാറാകണം കലിയുഗപുരുഷോത്തമനായ ഭഗവാന്‍ ശുഭാനന്ദ ഗുരുദേവന്‍റെ 135 മത് പൂരം ജന്മനക്ഷത്ര മഹോല്‍സവം 2017 മെയ് 5 നു സന്നിധാനത്തില്‍ ആഘോഷിക്കുന്നു. മെയ് 5 നു ഘോഷയാത്ര സമൂഹസദ്യ, പൊതു സമ്മേളനം എന്നിവയോടുകൂടി ഉല്‍സവത്തിന് സമാപനം കുറിക്കും. സന്നിധാനത്തില്‍ നടക്കുന്ന ഈ ആഘോഷത്തെയാണ് "ചെറുകോല്‍ പൂരം" എന്നറിയപ്പെടുന്നത്. പൂരം ആഘോഷിക്കുന്നതിനായി നാടിന്‍റെ നാനാ ഭാഗത്ത് നിന്നും ഭക്തജനങ്ങള്‍ വ്രതത്തോടു കൂടി സന്നിധാനത്തില്‍ എത്തിച്ചേരുന്നു. പ്രത്യേക പ്രാര്‍ഥനകളും, അനുഗ്രഹ പ്രാഭാഷണങ്ങളും, നേര്‍ച്ച സ്വീകരണം, അന്നദാനം മുതലായ ചടങ്ങുകളും ഈ അവസരത്തില്‍ സന്നിധാനത്ത് നടക്കും പുതിയ ലേഖനങ്ങള്‍ പുതിയ ലേഖനങ്ങള്‍ വായിക്കുക ആശ്രമ വാര്‍ത്തകള്‍ SMS SMS നായി റജിസ്റ്റര്‍ ചയ്യുക ആശ്രമം കലണ്ടര്‍ ആശ്രമം കലണ്ടര്‍ കാണുക 1919 ല്‍ ആത്മബോധോദയ സംഘം എന്ന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജാതിമത ഭേദമന്യേ ഭക്തിയിലൂടെയും ധര്‍മ്മത്തിലൂടെയും സന്‍മാര്‍ഗത്തിലൂടെയും മനുഷ്യനെ നയിക്കുക എന്ന ഒറ്റ ശുഭാനന്ദ ഗുരുദേവന്‍റെ കാലത്ത് സാമൂഹ്യവും മതപരവുമായ മാറ്റത്തിന് കാരണമായ ചില ചരിത്ര പ്രധാനസംഭവങ്ങള്‍ മാനവികതയെ വളര്‍ത്തുന്നതിനും, മനുഷ്യനെ നന്നാക്കുന്നതിനും, ആത്മ ശുദ്ധീകരണത്തിനും, മനുഷ്യ മനസ്സിനെ ദൈവത്തിങ്കലേക്ക് Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! (ചെ വർഗ്ഗം:1840-കളിൽ മരിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1840-ൽ മരിച്ചവർ ചേർത്തു വിക്കിപീഡിയ:ഹോട്ട്കാറ് ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹാലൻഡ്‌ റയൽ മാഡ്രിഡിലേക്കു തന്നെ, ചെൽസി രണ്ടു വമ്പൻ ട്രാൻസ്ഫറുകൾക്ക് ഒരുങ്ങുന്നു ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹാലൻഡ്‌ റയൽ മാഡ്രിഡിലേക്കു തന്നെ, ചെൽസി രണ്ടു വമ്പൻ ട്രാൻസ്ഫറുകൾക്ക് ഒരുങ്ങുന്നു 1. എർലിങ് ഹാലൻഡ് 2022ൽ റയൽ മാഡ്രിഡിലെത്തും ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ റയൽ മാഡ്രിഡ് വിജയം കണ്ടുവെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസിന്റെ റിപ്പോർട്ട്. എന്നാൽ ഈ സമ്മറിൽ എംബാപ്പയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന റയൽ മാഡ്രിഡ് അടുത്ത സീസണു ശേഷമായിരിക്കും ഹാലൻഡിനെ സ്വന്തമാക്കുക. നോർവേ താരം അടുത്ത സീസണിലും ജർമനിയിൽ തുടരുമെന്ന് ഡോർട്മുണ്ട് നേതൃത്വം നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2. ചെൽസി അടുത്ത സീസണിൽ രണ്ടു സൂപ്പർ താരങ്ങളെ സ്വന്തമാക്കാനൊരുങ്ങുന്നു ജാഡൻ സാഞ്ചോയെയാണ് പ്രധാനമായും പരിഗണിക്കുന്നതെങ്കിലും വരുന്ന സമ്മറിൽ റൊമേലു ലുക്കാക്കുവിനെ കൂടി ചെൽസി സ്വന്തമാക്കിയേക്കാമെന്നു റിപ്പോർട്ടുകൾ. ദി സൺഡേ വേൾഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ സത്യമായാൽ ചെൽസി ടീമിൽ നിലവിലുള്ള സൂപ്പർ താരങ്ങളായ പുലിസിച്ച്, വെർണർ എന്നിവർ ക്ലബ് വിടാൻ സാധ്യതയുണ്ട്. 3. ഡി ഗിയയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയ താരത്തിനു വിലയിട്ട് വെസ്റ്റ് ബ്രോം അടുത്ത സീസണിലേക്ക് ഡി ഗിയയുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന സാം ജോൺസ്റ്റണു വിലയിട്ട് വെസ്റ്റ് ബ്രോം. ഇരുപതു മില്യൺ പൗണ്ടാണ് ഇരുപത്തിയെട്ടുകാരനായ താരത്തിന് വേണ്ടി വെസ്റ്റ് ബ്രോം ആവശ്യപ്പെടുന്നതെന്ന് ദി ടെലിഗ്രാഫ് പുറത്തു വിടുന്നു. വെസ്റ്റ് ബ്രോം തരം താഴ്ത്തപ്പെടാൻ സാധ്യതയുള്ളതിനാൽ ജോൺസ്റ്റണു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. 4. ഹാരി കേനു വേണ്ടി റെക്കോർഡ് തുക മുടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ ഹാരി കേനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ റെക്കോർഡ് തുക മുടക്കുമെന്ന് ദി സൺ റിപ്പോർട്ടു ചെയ്‌തു. 90 മില്യൺ പൗണ്ടാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർക്കു വേണ്ടി യുണൈറ്റഡ് നൽകാനൊരുങ്ങുന്നത്. ക്ലബ് നേതൃത്വത്തിനെതിരെ ആരാധകരുടെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. 5. മൗറീന്യോയുടെ സഹപരിശീലകനായി ഡി റോസിയെത്താൻ സാധ്യത മുൻ റോമ താരമായ ഡാനിയേലെ ഡി റോസി മൗറീന്യോയുടെ സഹപരിശീലകനായി ഇറ്റാലിയൻ ക്ലബിലെത്തിയേക്കുമെന്ന് ഇൽ മെസ്സാജെറോ റിപ്പോർട്ടു ചെയ്യുന്നു. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി ഒരു സീസൺ കളിച്ചതിനു ശേഷം 2020ൽ ബൂട്ടഴിച്ച ഡി റോസി ഇപ്പോൾ ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാൻസിനിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. 6. ചെൽസിയും യുവന്റസും തമ്മിൽ താരങ്ങളെ കൈമാറും ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം അലക്‌സ് സാൻഡ്രോയെയും എമേഴ്‌സൺ പാൽമേരിയെയും തമ്മിൽ ചെൽസിയും യുവന്റസും കൈമാറിയേക്കും. സാൻഡ്രോക്ക് വേണ്ടി ഇരുപത്തിയഞ്ചു മില്യൺ യൂറോ യുവന്റസ് ആവശ്യപ്പെടുന്നതു കുറക്കാൻ വേണ്ടിയാണ് ചെൽസി എമേഴ്‌സണെയും ഡീലിൽ ഉൾപ്പെടുത്തുന്നത്. 7. വിനീഷ്യസ് ടോട്ടനം ഹോട്സ്‌പർ വിടാനൊരുങ്ങുന്നു ടോട്ടനം സ്ഥിരം കരാർ നൽകാൻ സാധ്യതയില്ലാത്തതിനാൽ ബ്രസീലിയൻ താരം വിനീഷ്യസ് പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിലേക്ക് തന്നെ തിരിച്ചു പോകുമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് ഗോൾ മാത്രമേ താരം നേടിയിട്ടുള്ളൂവെങ്കിലും യൂറോപ്പ ലീഗിൽ ആറു ഗോളുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. വിനീഷ്യസിനെ സ്ഥിരമായി സ്വന്തമാക്കാൻ നാല്പതു മില്യൺ യൂറോ ടോട്ടനം മുടക്കേണ്ടി വരും. ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (വ്യാഖ്യാനങ്ങൾ) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിനിഘണ്ടു വിക്കിനിഘണ്ടു സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക ഓലക്കുട ചൂടി, കുംഭ തടവി, അനുയായിയെയും കൊണ്ട് സഞ്ചാരത്തിനിറങ്ങുന്ന പതിവ് നമ്പൂതിരി കഥാപാത്രമല്ല നമ്മുടെ നായകന്‍ കൃഷ്ണന്‍ നമ്പൂതിരി എന്നാല്‍ ചില സാമ്യങ്ങളുണ്ട്. അറുപതിനടുത്ത് പ്രായം. നല്ല ആരോഗ്യം. പണം പലിശയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന തൊഴില്‍. പിന്നെ സ്വല്‍പ്പം സാമുദായിക പ്രവര്‍ത്തനവും. നമ്പൂതിരിമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. പക്ഷേ എന്തൊക്കെ ഉണ്ടായിട്ടെന്താ, ആള്‍ അറുപിശുക്കനാണ്. ഭാര്യ. ഒറ്റ മകന്‍. ഒറ്റ മകനായിട്ടും എന്തിനാ ഈ പിശുക്കത്തരം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ നമ്പൂതിരി പറയും, ‘ അതേയ്, എന്നെ പോലെയല്ല എന്‍റെ മകന്‍. കുരുട്ടും കുന്നിഷ്ടുമൊന്നും അവന് വശമില്ല. അതുകൊണ്ട് അവനെ പറ്റിക്കാന്‍ എളുപ്പമാണ്. ഞാന്‍ ഇപ്പോഴേ സമ്പാദിച്ചു വെച്ചില്ലെങ്കില്‍ നാളെ അവന്‍ കഷ്ടപ്പെടും. ‘ പാരമ്പര്യമായി കിട്ടിയ പുരാവസ്തു പോലെയുള്ള തറവാട് വീട്ടിലാണ് നമ്പൂതിരിയുടെയും കുടുംബത്തിന്‍റെയും താമസം. ഭാര്യയുടെ നിര്‍ബന്ധം സഹിക്കാനാവാതെ പിന്നീട് അതിന്‍റെ മുന്‍വശത്ത് രണ്ടു മുറി കൂടി കൂട്ടിച്ചേര്‍ത്തു എന്നു മാത്രം. ഒരു കാര്‍ വാങ്ങിക്കണം എന്ന്‍ പലരും ഉപദേശിക്കുന്നുണ്ടെങ്കിലും നമ്പൂതിരി ഇതുവരെ അത് ചെവിക്കൊണ്ടിട്ടില്ല. കാല്‍ നടയായാണ് അയാളുടെ നാട്ടിലെ സഞ്ചാരം. പട്ടണത്തില്‍ പോകുമ്പോള്‍ മാത്രം ബസ്സിനെ ആശ്രയിക്കും. മറ്റ് നമ്പൂതിരി കഥാപാത്രങ്ങളെ പോലെ കൃഷ്ണന്‍ നമ്പൂതിരിക്കും ഒരു ശിങ്കിടിയുണ്ട്. രാമന്‍. തമ്പ്രാന്‍റെ പിന്നാലെ ഒരു നിഴല്‍ പോലെ എന്നും അയാളുമുണ്ടാകും. പലിശ പിരിവും നമ്പൂതിരിയുടെ ഏക്കറുകണക്കിനുള്ള നിലത്തിന്‍റെ മേല്‍നോട്ടവും അയാള്‍ക്കാണ്. കൊള്ള പലിശയാണെങ്കിലും അത് ഈടാക്കാന്‍ തമ്പ്രാനും അടിയാനും ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അങ്ങനെയാണ് നാട്ടിലെ പലരുടേയും വീടും പുരയിടവും മുതല്‍ ബാങ്ക് ലോക്കറിലെ സ്വര്‍ണവും തട്ടിമ്പുറത്തെ ഓട്ടു പാത്രങ്ങള്‍ വരെ നമ്പൂതിരിയുടെ കയ്യിലായത്. പക്ഷേ ഏത് പലിശക്കാര്‍ക്കും അനിവാര്യമായ ഒരു തിരിച്ചടി നമ്മുടെ നായകന്‍റെ ജീവിതത്തിലുമുണ്ടായി. അതാണ് ഈ കഥയുടെ ക്ലൈമാക്സ്. അമേരിക്കയില്‍ നിന്നുവന്ന ജോര്‍ജ്കുട്ടി ഒരു പുതിയ ഐഫോണ്‍ നമ്പൂതിരിക്ക് സമ്മാനിച്ചത് ആയിടക്കാണ്. സത്യത്തില്‍ അത് സമ്മാനിച്ചതല്ല, ജോര്‍ജ്കുട്ടിയുടെ അമ്മായിയപ്പന്‍ കറിയ വാങ്ങിയ രണ്ടര ലക്ഷത്തിന്‍റെ മുതലും പലിശയും കിട്ടാതായപ്പോള്‍ മരുമകന്‍റെ വില കൂടിയ മൊബൈല്‍ നമ്പൂതിരി ഈടായി വാങ്ങിയതാണ്. ഫോണിന്‍റെ വില ഒന്നര ലക്ഷമാണെന്ന് പറഞ്ഞതും പൊങ്ങച്ചം കാണിച്ചതും അബദ്ധമായെന്ന് ജോര്‍ജ് കുട്ടിക്കും പിന്നീട് തോന്നി. ഫോണ്‍ തിരിച്ചു കൊടുക്കേണ്ടി വന്നാലോ എന്നു വിചാരിച്ച് നമ്പൂതിരി ഇപ്പോള്‍ കറിയയുടെ വീടിന്‍റെ പരിസരത്ത് പോലും പോകാറില്ല. പകരം പണത്തിനായി രാമനെ അങ്ങോട്ടയക്കലാണ് പതിവ്. ‘നീ പിരിച്ചാല്‍ മതി, രാമാ. ആരെങ്കിലും ചോദിച്ചാല്‍ എനിക്ക് സുഖമില്ലെന്നോ അല്ലെങ്കില്‍ ടൌണില്‍ പോയെന്നോ പറഞ്ഞാല്‍ മതി‘ അയാള്‍ പറയും. കറിയയുടെ പണം പിരിക്കുമ്പോള്‍ മാത്രമെന്താ പുതിയ പരിഷ്കാരം എന്ന്‍ രാമന്‍ ചോദിക്കാന്‍ ആഞ്ഞെങ്കിലും പിന്നീട് മൌനിയായി. കള്ളന് കഞ്ഞി വെച്ചവനാണല്ലോ രാമന്‍. അതുകൊണ്ട് അവന് കാര്യങ്ങളുടെ കിടപ്പ് പെട്ടെന്ന് തന്നെ പിടികിട്ടി. നമ്പൂതിരിക്ക് വന്ന മാറ്റം സത്യഭാമയും ശ്രദ്ധിക്കാതിരുന്നില്ല. ഇടക്ക് വന്ന്‍ ഏറെ നേരം മുറി അകത്തുനിന്ന് അടച്ചിട്ടിരിക്കും. വിളിച്ചാല്‍ ദേഷ്യവും പരിഭ്രമവുമാണ്. എല്ലാത്തിനും പിന്നില്‍ എന്തോ രഹസ്യമുണ്ടെന്ന് തോന്നിയെങ്കിലും അദ്ദേഹത്തോട് ചോദിക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. അമേരിക്കക്കാരന്‍ ജോര്‍ജ്കുട്ടി ഒന്നു രണ്ടുവട്ടം കാണാന്‍ വന്നെങ്കിലും അകത്ത് ഒളിച്ചിരുന്ന് പുറത്തുപോയെന്ന് പറയാന്‍ ചട്ടം കെട്ടുകയാണ് നമ്പൂതിരി ചെയ്തത്. അതൊന്നും പതിവില്ലാത്തതാണല്ലോ എന്ന്‍ സത്യഭാമ ഓര്‍ത്തു. ഒരു വൈകുന്നേരം. കുടുംബ ക്ഷേത്രത്തിലെ പതിവ് ദര്‍ശനവും കഴിഞ്ഞ് പുറത്തിറങ്ങിയ കൃഷ്ണന്‍ നമ്പൂതിരി എതിരെ പാടവരമ്പത്തു കൂടി നടന്നു വരുന്ന ആളെ കണ്ട് ഒന്നു ഞെട്ടി. ജോര്‍ജ്കുട്ടി. ഇറങ്ങിയതിനെക്കാള്‍ വേഗത്തില്‍ തിരിഞ്ഞ് അയാള്‍ മതിലിനകത്തെത്തി. എന്താ മുതലാളി, എന്തു പറ്റി അയാളുടെ പരിഭ്രമം കണ്ട് പുറത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്ന രാമന്‍ ചോദിച്ചു. അവിടെ, ആ ശപ്പന്‍………… കളപ്പുരയോട് ചേര്‍ന്നു നിന്നുകൊണ്ട് പുറത്തേക്കിറങ്ങുന്നതിനിടയില്‍ നമ്പൂതിരി പറഞ്ഞു. ഒന്ന്‍ എത്തി നോക്കിയപ്പോള്‍ രാമന്‍ ആളെ കണ്ടു. മുതലാളിയെ അയാള്‍ കണ്ടോ ഇങ്ങോട്ടെങ്ങാന്‍ വന്നാലോ രാമന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. വിഡ്ഡിത്തം പറയാതെടോ. ഇത് അമ്പല മുറ്റമല്ലേ ഇവിടെങ്ങനെയാ ഒരു ക്രിസ്ത്യാനി കേറുക നമ്പൂതിരി പറഞ്ഞപ്പോഴാണ് രാമന്‍റെ ട്യൂബ്ലൈറ്റ് കത്തിയത്. അബദ്ധം പറ്റിയ ഭാവത്തില്‍ അയാളൊന്ന്‍ ചിരിച്ചു. പക്ഷേ അയാള്‍ കുറെ ദിവസമായി മുതലാളിയെ തിരക്കി നടക്കുന്നു. ആ ഫോണില്‍ വിലപ്പെട്ട എന്തൊക്കെയോ കാര്യങ്ങള്‍ ഉണ്ടെന്നാ ഇന്നലെ കണ്ടപ്പോള്‍ എന്നോട് പറഞ്ഞത്. ഇനിയെങ്കിലും അത് തിരിച്ച് കൊടുത്തുകൂടെ ഭവ്യതയോടെ മുഖം കുനിച്ചുകൊണ്ട് രാമന്‍ ചോദിച്ചു. പക്ഷെ നമ്പൂതിരി സഹായിയോട് പറയാത്ത ഒരു വലിയ രഹസ്യമുണ്ട്. അയാളുടെ സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ശ്രീകോവിലിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതാണ് അത്. വീട്ടില്‍ രണ്ടു മൂന്നു വട്ടം മോഷണ ശ്രമമുണ്ടായപ്പോഴാണ് അയാള്‍ക്ക് അങ്ങനെയൊരു ബുദ്ധി തോന്നിയത്. ഉഗ്രശക്തിയുള്ള ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അസമയത്ത് പരിസരത്ത് കൂടി നടക്കാന്‍ പോലും ആളുകള്‍ ഭയപ്പെടും. നേരം തെറ്റിയ സമയത്ത് പാടം കടന്നെത്തിയ ചിലര്‍ മതില്‍ക്കെട്ടിനകത്ത് ചുവന്ന പട്ടുസാരി ധരിച്ച ദേവിയെ കണ്ട് പേടിച്ച കഥയും നാട്ടില്‍ പാട്ടാണ്. പിന്നെ നമ്പൂതിരി വേറൊന്നും ആലോചിച്ചില്ല. അത്യാവശ്യം വേണ്ട പണമൊഴിച്ച് ബാക്കിയെല്ലാം അയാള്‍ കാരണവര്‍മാരായി ഉപയോഗിച്ചു വരുന്ന ചെറിയ ഇരുമ്പു പെട്ടിയിലേക്ക് മാറ്റി. നല്ല ഉറപ്പുള്ള പൂട്ടാണ്. എത്ര വലിയ കള്ളന്മാര്‍‍ വിചാരിച്ചാലും അത്ര പെട്ടെന്നൊന്നും അത് പൊളിക്കാന്‍ പറ്റില്ല. പോരാത്തതിന് ദേവിയും കാവലുണ്ടല്ലോ. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ക്ഷേത്രത്തില്‍ നടക്കുന്ന ചന്ദനക്കുട മഹോത്സവത്തിന് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളാണെന്ന് പറഞ്ഞാണ് അയാള്‍ പെട്ടി പൂജാരിക്ക് കൈമാറിയത്. സാധുവാണ്‌. നമ്പൂതിരി എന്ത് പറഞ്ഞാലും അയാള്‍ അതേ പടി വിശ്വസിക്കും. അദ്ദേഹം പറഞ്ഞ പ്രകാരം അയാള്‍ അത് ശ്രീകോവിലില്‍ ദേവി വിഗ്രഹത്തിന് പിന്നിലായുള്ള പ്രത്യേക അറയില്‍ വയ്ക്കുകയും ചെയ്തു. ആഭരണങ്ങളുടെ സ്ഥാനം തറവാട്ടില്‍ നിന്ന് ദേവി സന്നിധിയിലേക്ക് മാറ്റണമെന്ന് പ്രശ്നവിധിയുണ്ടെന്ന് നമ്പൂതിരി പറഞ്ഞത് അയാള്‍ വെള്ളം തൊടാതെ വിഴുങ്ങി. എങ്കിലും ഇടയ്ക്കിടെ പൂജാരിയെക്കൊണ്ട് പെട്ടി അമ്പലക്കമ്മിറ്റി ഓഫിസിലേക്ക് എടുപ്പിച്ച് എല്ലാം ഭദ്രമെന്ന് ഉറപ്പു വരുത്താന്‍ നമ്പൂതിരി മറക്കാറില്ല. പുറത്തേക്കിറങ്ങുന്നതിന് മുമ്പായി ശ്രീകോവിലിന് നേരെ തിരിഞ്ഞ് നമ്പൂതിരി ഏത്തമിടുന്നത് പോലെ മുഖം കുനിച്ചു. ദേവീ, എന്‍റെ പണത്തെ നീ തന്നെ കാത്തോളണേ. വരുന്ന തൃക്കാര്‍ത്തിക ദിവസം ഒരു ചുറ്റുവിളക്ക്, അല്ല നൂറ്റൊന്ന് രൂപയുടെ നെയ് വിളക്ക് കത്തിച്ചോളാമേ……………… അയാള്‍ ഭക്തിപൂര്‍വം പറഞ്ഞിട്ടു തിരിഞ്ഞു. മുതലാളീ, തൃക്കാര്‍ത്തിക കഴിഞ്ഞ മാസം കഴിഞ്ഞതല്ലെയുള്ളൂ. ഇനി ഒരുവര്‍ഷം കഴിയണം. അത് മറന്നോ മുതലാളിക്ക് പറ്റിയ അബദ്ധമോര്‍ത്ത് രാമന്‍ ചിരിച്ചു. കൃഷ്ണന്‍ നമ്പൂതിരി ഒന്നു നിന്നു. എനിക്കറിയാം. ഇനി നീയായിട്ട് ഭഗവതിയെ ഓര്‍മിപ്പിക്കുകയൊന്നും വേണ്ട. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഞാന്‍ ഈ പറഞ്ഞതൊക്കെ ദേവി മറക്കും. കേട്ടാ നൂറു കൂട്ടം കാര്യങ്ങള്‍ ഭഗവതിക്ക് ഈ നാട്ടില്‍ ചെയ്യാനുണ്ട്. അതിനിടയിലാണ് ഒരു നെയ് വിളക്ക്…………… പുറത്തു കിടന്ന ചെരുപ്പിട്ട് നമ്പൂതിരി വീട് ലക്ഷ്യമാക്കി നടന്നു. പുറകെ രാമനും. അടുത്ത ദിവസം കുടയും പിടിച്ച് പാടത്തു കൂടി നടന്നു പോകുമ്പോഴാണ് കൃഷ്ണന്‍ നമ്പൂതിരി ഒരു പിന്‍വിളി കേട്ടത്. നോക്കിയപ്പോള്‍ രാമന്‍ പരിഭ്രാന്തനായി ഓടിവരുന്നതാണ് കണ്ടത്. സര്‍ക്കിള്‍ ഏമാന്‍ വിളിക്കുന്നു കയറ്റം കയറിയുള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ജീപ്പിനടുത്ത് നില്‍ക്കുന്ന ആളെ ചൂണ്ടി രാമന്‍ പറഞ്ഞു. അറിയില്ല, മുതലാളിയെയും കൂട്ടി ചെല്ലാന്‍ പറഞ്ഞു……… രാമന്‍ കിതച്ചുകൊണ്ട് പേടിയോടെ പറഞ്ഞു. നമ്പൂതിരി കുട മടക്കി തിരികെ നടന്ന്‍ കയറ്റം കയറി ജീപ്പിനടുത്തേക്ക് നടന്നു. സര്‍ക്കിള്‍ മഫ്തിയിലാണല്ലോ എന്നയാള്‍ മനസ്സില്‍ പറഞ്ഞു. എന്താ സാറേ നമ്പൂതിരി ആകാംക്ഷയോടെ ചോദിച്ചു. പറയാം. ഇയാളാണോ കൃഷ്ണന്‍ നമ്പൂതിരി തന്‍റെ കൊമ്പന്‍ മീശ തടവിക്കൊണ്ട് സര്‍ക്കിള്‍ വിശ്വേശ്വരന്‍ ചോദിച്ചു. അയാള്‍ക്ക് ഒറ്റ നോട്ടത്തില്‍ ഒരു തമിഴന്‍റെ മുഖഭാവമാണ്. അമ്പതിന് മേല്‍ പ്രായം. അതേ വളരെ ഭവ്യതയോടെ നമ്പൂതിരി പറഞ്ഞു. ഉവ്വ്. ഒരു ഫോണ്‍. അയാളുടെ അമ്മാവന്‍ വാങ്ങിച്ച പണം തിരികെ തരാത്തതുകൊണ്ട്……………… നമ്പൂതിരി ഭയത്തോടെ പറഞ്ഞു തുടങ്ങിയെങ്കിലും മുഴുമിക്കുന്നതിന് മുമ്പ് വിശ്വേശ്വരന്‍ കയ്യുയര്‍ത്തി തടഞ്ഞു. അത് എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തിക്കണം. ഞാനിപ്പോള്‍ അത്യാവശ്യമായി വേറൊരു സ്ഥലം വരെ പോകുകയാണ്. ഉച്ച കഴിഞ്ഞ് ഇയാള്‍ സ്റ്റേഷനില്‍ ഉണ്ടാവണം. മനസിലായല്ലോ അതും പറഞ്ഞ് അയാള്‍ ജീപ്പില്‍ കയറാന്‍ ഭാവിച്ചു. ശരി. പക്ഷേ ആ പണം………… നമ്പൂതിരി ഒരു ചെറിയ വിറയലോടെ പറഞ്ഞു. വിശ്വേശ്വരന്‍ അല്‍പം ദേഷ്യത്തോടെ അയാളെ നോക്കി. അല്ല, കൊല്ലം ഒന്നായി. ഇതുവരെ മുതലുമില്ല പലിശയുമില്ല. ഏമാന്‍ തന്നെ ഇടപെട്ട് അതൊന്ന്‍ വാങ്ങി തന്നിരുന്നെങ്കില്‍……………… നമ്പൂതിരി ബഹുമാനവും ഭയവും കൈവിടാതെ തുടര്‍ന്നു. തന്‍റെ മുതലും പലിശയും വാങ്ങിച്ചു തരുന്നതല്ല ഞങ്ങളുടെ ജോലി. ആ ജോര്‍ജ് കുട്ടി എന്നുപറയുന്നവന്‍ ഇന്നലെ മുതല്‍ പോലീസ് കസ്റ്റഡിയിലാ. അമേരിക്കയില്‍ എന്തൊക്കെയോ തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ടാ അവന്‍ ഇങ്ങോട്ട് വന്നത്. പോരാത്തതിന് ഒരു കൊലപാതകവും. അതിന്‍റെയെല്ലാ വിവരങ്ങളും തന്‍റെ കയ്യിലുള്ള ആ കുന്ത്രാണ്ടത്തിലുണ്ട്. അത് എത്രയും പെട്ടെന്ന് എത്തിച്ചില്ലെങ്കില്‍ കേരള പോലിസും ഈ സി.ഐ വിശ്വേശ്വരനും ആരാണെന്ന്‍ നീയറിയും. കേട്ടോടാ സര്‍ക്കിള്‍ വിശ്വേശ്വരന്‍ ജീപ്പില്‍ ചാടിക്കയറി. നമ്പൂതിരി പേടിച്ച് പുറകോട്ടു മാറി. തന്‍റെ മീശ പിരിച്ചുകൊണ്ട് ഒരു വേട്ട മൃഗത്തെ പോലെ സര്‍ക്കിള്‍ അയാളെ നോക്കിയതും ജീപ്പ് മുന്നോട്ടെടുത്തതും ഒരുമിച്ചായിരുന്നു. വേലിയില്‍ കിടന്ന പാമ്പിനെയാണ് താന്‍ തോളത്തെടുത്തിട്ടതെന്ന് നമ്പൂതിരിക്ക്‍ തോന്നി. ഭയവും നിരാശയും വിട്ടുമാറാത്ത കണ്ണുകളോടെ അയാള്‍ രാമന് നേരെ തിരിഞ്ഞു. ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. പട്ടണത്തിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ജോലിക്കാരുമായിരുന്നു യാത്രക്കാരില്‍ ഏറെയും. കലക്കന്‍ സെറ്റ്. ഇതിന് എത്രയായിട്ടുണ്ടാവും അവന്‍ ചോദിച്ചു. കൈകള്‍ പിന്നിലേക്ക് പിണച്ചുവെച്ച് പൂമുഖത്ത് കൂടി അങ്ങോട്ടുമിങ്ങോട്ടും നടന്ന കൃഷ്ണന്‍ നമ്പൂതിരിയുടെ കണ്ണുകളില്‍ സര്‍ക്കിള്‍ വിശ്വേശ്വരന്‍റെ ഭീകരരൂപമാണ് നിറഞ്ഞു നിന്നത്. അയാളുടെ ഭാവപ്പകര്‍ച്ച കണ്ട് ഭയത്തോടെ വാതിലിന് മറവില്‍ നിന്നതല്ലാതെ സത്യഭാമ പുറത്തേക്ക് വന്നില്ല. മുതലാളി ഒന്നുകൂടി വെച്ചയിടത്ത് നോക്ക്. അതവിടെ തന്നെ കാണും. അല്ലാതെവിടെ പോകാനാ ഏറെ നേരം അയാളുടെ നടത്തം നോക്കിനിന്നതിന് ശേഷം രാമന്‍ പരിഭ്രമത്തോടെ പറഞ്ഞു. അതുകേട്ടതും നമ്പൂതിരി നടത്തം നിര്‍ത്തി അയാളെ നോക്കി. ഇനി അരിച്ചുപെറുക്കാന്‍ ഒരിഞ്ചു സ്ഥലം ബാക്കിയില്ല. ഇത് അതൊന്നുമല്ല. ആ ചെക്കന്‍ ഒപ്പിച്ച പണിയാ. ഇങ്ങ് വരട്ടെ. അവന്‍റെ കയ്യും കാലും ഞാനിന്ന്‍ തല്ലിയൊടിക്കും കൃഷ്ണന്‍ നമ്പൂതിരി ദേഷ്യത്തോടെ പറഞ്ഞു. ദേ, കൈ മടക്കി ഒന്നു തന്നാലുണ്ടല്ലോ. അവനല്ലെങ്കില്‍ പാണ്ടിലോറി തട്ടി ചത്ത നിന്‍റെ അച്ഛനായിരിക്കും അത് ചെയ്തത്. വെറുതെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട അകത്തേക്ക് നോക്കി കൈ ഉയര്‍ത്തിക്കൊണ്ട് കൃഷ്ണന്‍ നമ്പൂതിരി ആക്രോശിച്ചു. മുതലാളി, ദേ……………… രാമന്‍റെ വിളികേട്ട് അയാള്‍ തിരിഞ്ഞു നോക്കി. ശ്രീധരന്‍ പോറ്റി, കുടുംബ ക്ഷേത്രത്തിലെ പൂജാരി പരിഭ്രാന്തനായി ഓടി വരുകയാണ്. എന്താടോ, തന്‍റെ ആരെങ്കിലും ചത്താ പുറത്തെ പടികളിലേക്കിറങ്ങിനിന്നുക്കൊണ്ട് നമ്പൂതിരി ചോദിച്ചു. മുതലാളീ, അത്………………… പോറ്റിയ്ക്ക് പെട്ടെന്ന് പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. അത് പതിവ് പോലെ കൊച്ചിന് സുഖമില്ല, കാശ് വേണം എന്നാണ് പറയാന്‍ പോകുന്നതെങ്കില്‍ ശ്രീധരാ വേണ്ട. ഇതിനകം നീ കുറെ പറ്റിയിട്ടുണ്ട്. അതെല്ലാം തിരിച്ചു തന്നിട്ട് മതി കൊച്ചിന്‍റെ ദീനം മാറ്റുന്നത്……………… ഉം ചെല്ല് ചെല്ല് നമ്പൂതിരി അകത്തേക്ക് തിരിഞ്ഞു. അയ്യോ, അതല്ല മുതലാളി, നമ്മുടെ അമ്പലത്തില്‍‍ കള്ളന്‍ കയറി. വൈകുന്നേരം നട തുറക്കാന്‍ ചെന്നപ്പോഴാ ഞാന്‍ കണ്ടത്. ഭാഗ്യത്തിന് ദേവിയുടെ വിഗ്രഹം ഇളക്കാന്‍ പറ്റിയില്ല പോറ്റി കിതച്ചുകൊണ്ട് പറഞ്ഞു. ആദ്യം ഞെട്ടിയെങ്കിലും അയാളുടെ അവസാന വാക്ക് കേട്ടപ്പോള്‍ നമ്പൂതിരി ആശ്വാസത്തോടെ നെടുവീര്‍പ്പെട്ടു. പക്ഷേ അവിടെയുണ്ടായിരുന്ന ഓട്ടു പാത്രങ്ങള്‍, നിലവിളക്ക്, ങാ പിന്നെ തിരുവാഭരണങ്ങള്‍ വെച്ച ആ പെട്ടി എന്നിവയൊന്നും കാണുന്നില്ല. അതെല്ലാം കള്ളന്മാര്‍ കൊണ്ടുപോയി ശ്രീധരന്‍ പോറ്റി തുടര്‍ന്നു പറഞ്ഞു. ഒരു മിന്നല്‍ പിണര്‍ നമ്പൂതിരിയുടെ ദേഹത്തിലൂടെ പാഞ്ഞു. ങേ, തിരുവാഭരണങ്ങള്‍ വെച്ച പെട്ടി കേട്ടത് വിശ്വസിക്കാനാവാതെ കൃഷ്ണന്‍ നമ്പൂതിരി ഞെട്ടിത്തരിച്ചു. അതേ. അതും കാണുന്നില്ല. ഞാന്‍ ഏതായാലും പോലീസിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്. സര്‍ക്കിള്‍ തന്നെ നേരിട്ട് വരാമെന്നാ പറഞ്ഞത്. ആള് ഒരു പുലിയാ………… പോറ്റി ആശ്വാസ സൂചകമായി പറഞ്ഞു. രാമാ…………… നമ്പൂതിരി തളര്‍ന്ന് താഴേക്കു വീണു. ഓടിവന്ന സത്യഭാമയും രാമനും ചേര്‍ന്ന് അയാളെ താങ്ങി അടുത്തുള്ള ചാരുകസേരയില്‍ ഇരുത്തി. ദേവീ…………. എന്‍റെ പണം, നെയ് വിളക്ക്…………………………… അയാള്‍ ഇടക്കിടെ പിറുപിറുത്തുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരെ കയറ്റമിറങ്ങി ഒരു പോലിസ് ജീപ്പ് വരുന്നതും അത് തന്‍റെ വീട്ടുമുറ്റത്ത് ബ്രേക്കിടുന്നതും അയാള്‍ കണ്ടു. അതിന്‍റെ മുന്‍ സീറ്റില്‍ നിന്ന്‍ തമിഴനെന്ന് തോന്നിപ്പിക്കുന്ന ഒരു കൊമ്പന്‍ മീശക്കാരന്‍ ചാടിയിറങ്ങുന്നത് കണ്ടപ്പോള്‍ നമ്പൂതിരി ബോധരഹിതനായി.. കുന്നംകുളം 1982ൽ രൂപീകരിക്കപ്പെട്ട യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ്-UPF 2022 ൽ 40 വർഷം പൂർത്തീകരിക്കുകയാണ്. യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (UPF) കുന്നംകുളം നടത്തിവരുന്നതായ മെഗാ ബൈബിൾ ക്വിസ് 2022 ജനുവരി 26ന് ഓൺലൈനായി നടക്കും. യഥാക്രമം 1,2,3,4,5 സ്ഥാനം നേടി വിജയികൾ ആകുന്നവർക്ക് 25000, 10000, 7000, 5000,3 000 രൂപ ക്യാഷ് പ്രൈസ്, ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയും 6 മുതൽ 10 സ്ഥാനം വരെ നേടുന്നവർക്ക് 2000 രൂപയും 11 മുതൽ 15 വരെ സ്ഥാനം നേടുന്നവർക്ക് 1000 രൂപ ക്യാഷ് പ്രൈസ് നൽകും. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസിസ്റ്റന്റ് എക്സാമിനർ – പാസ്റ്റർ പ്രതീഷ് ജോസഫ്-8606556907, രജിസ്ട്രാർ- ബ്രദർ പി. ആർ. ഡെന്നി- 9846160704. ജനറൽ പ്രസിഡന്റ്: പാസ്റ്റർ അനീഷ് ഉലഹന്നാൻ- 9633833387 ,ജനറൽ സെക്രട്ടറി: പാസ്റ്റർ സന്തോഷ്‌ മാത്യു- 9961996538 തെക്കൻ പാസ്റ്റർ സി.യു ജെയിംസ്,+919447405334, വടക്കൻ മേഖല കോർഡിനേറ്റർ- (ഇതര സംസ്ഥാനങ്ങൾ, രാജ്യങ്ങൾ) ബ്രദർ ഷിജു പി.യു 917025408002 എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മുല്ലപ്പെരിയാര്‍ ഡാം: 30 ലക്ഷം കേരള മക്കളുടെ തലയ്ക്കു മുകളില്‍ മരണവാളായി നില്‍ക്കുന്നു: ജുഡീഷ്യറി എവിടെ? ലെജിസ്ലേച്ചര്‍ എവിടെ? എക്‌സിക്യൂട്ടീവ് എവിടെ? അഡ്വ. റസ്സല്‍ ജോയി വിശദീകരിക്കുന്നു. മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -2 ‘ആര് പറഞ്ഞാലും കേരളം നന്നാവില്ല…’; അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ‘ആര് പറഞ്ഞാലും കേരളം നന്നാവില്ല…’; അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 38-ാമത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് ഇന്ന് വൈകിട്ട്‌ ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ ഇന്നലെ ക്രൈസ്തവചിന്ത എഴുതി, ”പിണറായിയും സ്റ്റാലിനുമായി ചര്‍ച്ചയ്ക്കു തുനിഞ്ഞാല്‍ ഒരു കപ്പ് കാപ്പി കുടിച്ചിറക്കുന്ന സമയം കൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ‘ഡാം’ ആകും എന്ന്. ഇന്നത്തെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആശാവഹമാണ്. പിണറായിയും സ്റ്റാലിനും ഡിസംബറില്‍ ചര്‍ച്ച നടത്തുന്നു. ‘പുതിയ ഡാം’ എന്നതാണ് വിഷയം. സ്റ്റാലിന്റെ പാര്‍ട്ടിയും സി.പി.എമ്മും തമിഴ്‌നാട്ടില്‍ സഖ്യത്തിലാണ്. കേരളത്തിലെ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് ഫണ്ട് സ്റ്റാലിന്‍ നല്‍കിയതും ചര്‍ച്ചയായിരുന്നല്ലോ. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോള്‍ മുഖ്യമന്ത്രിയായി തമിഴ്‌നാട്ടില്‍ ‘അമ്മ’ ആയിരുന്നു വാണിരുന്നതെങ്കില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകള്‍ കീറാമുട്ടിയായി അവശേഷിക്കുമായിരുന്നു. നല്ല സുഹൃത്തുക്കളുടെ നല്ല ബന്ധങ്ങള്‍ നല്ല തീരുമാനങ്ങളിലേക്ക് വഴിതെളിക്കും. സ്റ്റാലിന്‍-പിണറായി ചര്‍ച്ച വഴി പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സമ്മതം മൂളുമെന്ന് വിശ്വസിക്കാം. പിന്നെയുള്ള കടമ്പകള്‍ കടന്നു കിട്ടാന്‍ തടസ്സമുണ്ടാവില്ല. ഇപ്പോഴത്തെ ചര്‍ച്ച മഴക്കാലത്ത് ഡാം നിറയുമ്പോള്‍ ഉണ്ടാകുന്ന ‘പൊടിയിടല്‍’ ചര്‍ച്ചകള്‍ മാത്രം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ മറികടന്ന് 137 അടിയിലേക്ക് താഴ്ത്താന്‍ പറ്റുമോ എന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മതം മൂളിയിട്ടുണ്ടെന്ന് തോന്നുന്നു. ഇത് ഏതാണ്ട് വലിയ സംഭവമാക്കി മാറ്റാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വെള്ളത്തിന്റെ ഉയര്‍ന്ന അളവ് ‘അഞ്ച് അടി കുറച്ചിരിക്കുന്നു.’ അപ്പോള്‍ ഒരു മറുചോദ്യം. 137 അടിയില്‍ നിന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുകയില്ലേ? അഥവാ പൊട്ടിയാല്‍ വളളക്കടവ്, വണ്ടിപ്പെരിയാര്‍, കെ.ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ ഭാഗങ്ങളിലെ ജനങ്ങള്‍ രക്ഷപ്പെടുമോ? ഈ ചര്‍ച്ചകള്‍ മഴക്കാലം മാറുന്നതു വരെ, പരമാവധി രണ്ടാഴ്ച വരെ പിടിച്ചുനില്‍ക്കാനുള്ള അടവുകള്‍ മാത്രം. ശാശ്വതപരിഹാരം പുതിയ ഡാമാണ്. അതിന്റെ പണി പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന സമയം വരെ പഴയ ഡാം നിലനില്‍ക്കുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. ഏതായാലും സ്റ്റാലിന്‍-പിണറായി ചര്‍ച്ച ആശ്വാസകരമായിരിക്കും എന്നതിന് സംശയം വേണ്ട. പുതിയ ഡാം പണിയാന്‍ തീരുമാനമാകും എന്നുറപ്പാണ്. തോന്നയ്ക്കൽ പുരസ്‌കാരം ഡോ. സിനി ജോയ്സ് മാത്യുവിന് ‘ഇടുക്കി, എറണാകുളം ജില്ലക്കാര്‍ ലൈഫ് ജാക്കറ്റ് കരുതുക’ – അഡ്വ. റസ്സല്‍ ജോയ് ‘മുല്ലപ്പെരിയാര്‍ ഡാം’: ചര്‍ച്ച നാളെ വൈകിട്ട് 7-ന് ‘ആര് പറഞ്ഞാലും കേരളം നന്നാവില്ല…’; അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ‘ആര് പറഞ്ഞാലും കേരളം നന്നാവില്ല…’; അനധികൃത കൊടിമരങ്ങള്‍ക്കെതിരെ വീണ്ടും ഹൈക്കോടതി സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറന്നുപോകരുതെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 38-ാമത് പിസിഎന്‍എകെ പ്രഥമ ഓണ്‍ലൈന്‍ മീറ്റിംഗ് ഇന്ന് വൈകിട്ട്‌ ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സൂപ്പർ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ അഭിനയിച്ച കർണഭാരം എന്ന നാടകം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഇതിലെ താരത്തിന്റെ പ്രകടനത്തിനാണ് പ്രശംസകളുമായി പൃഥ്വി എത്തിയത്. മോഹൻലാലിനെ നായകനാക്കി തന്റെ പുതിയ ചിത്രം ലൂസിഫർ ചിത്രീകരിക്കുന്നതിനെ തിരക്കിലാണ് താരമിപ്പോൾ. ഈ ചിത്രത്തിനിടയിൽ മോഹൻലാലിൻറെ കർണാഭരതത്തിലെ അഭിനയം കാണാൻ സാധിച്ചതിലും തനിക്ക് വഴങ്ങാത്ത ഭാഷയിൽ ലൈവായി പാടിയും ഡയലോഗ് പറഞ്ഞും നിർത്താതെ അഭിനയിച്ചുമൊക്കെയുള്ള താരത്തിന്റെ പ്രകടത്തിനാണ് അഭിനന്ദനവുമായി പൃഥ്വി എത്തിയത്. ഏകദേശം നാൽപ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ തനിക്ക് പോലും അത്ഭുതമായി തോന്നിയ പ്രകടനത്തെക്കുറിച്ച് മോഹൻലാൽ തന്നെ ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാൽ അഭിനയിച്ച നാടകം ഇന്നലെയാണ് ഇന്റർനെറ്റിലേക്ക് എത്തിയത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത കർണഭാരം എന്ന നാടകമാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. ഡൽഹിയിൽ 2000ൽ റിലീസ് ചെയ്ത കർണഭാരം പിന്നീട് മുംബൈയിലും റിലീസ് ചെയ്തിരുന്നു. അതേസമയം ഇത് കേരളത്തിൽ ഇതുവരെ റിലീസ് ചെയ്തിരുന്നില്ല. ‘പ്രിയപ്പെട്ടവരെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഞാൻ ചെയ്ത സംസ്കൃത നാടകമാണ് കർണഭാരം. കഴിഞ്ഞ ദിവസം അതിന്റെ ദൃശ്യാവിഷ്‌കാരം എനിക്ക് ലഭിക്കുകയുണ്ടായി. സോപാനം എന്നു പറയുന്ന മഹത്തായ ഒരു കലാസാംസ്‌കാരിക വേദിയിലെ ആളുകളാണ് എന്നെക്കൊണ്ട് ഈ നാടകം ചെയ്യിപ്പിച്ചത്. എനിക്ക് സംസ്കൃതം അറിയില്ലായെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ എനിക്കിത് ചെയ്യാനാകും എന്നു പറഞ്ഞ് കാവാലം സാറാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ഇപ്പോൾ അത് കാണുമ്പോൾ ഞാനാണ് ചെയ്തതെന്ന് എനിക്ക് തന്നെ വിശ്വസിക്കാനാകുന്നില്ല. കാവാലം സാറിൻറെ അനുഗ്രഹം കൊണ്ടാണ് എനിക്കിത് ചെയ്യാൻ സാധിച്ചത്. നാൽപ്പത് വർഷമായി അഭിനയ ജീവിതത്തിലൂടെ കടന്ന് പോകുന്ന എനിക്ക് ഇത് തികച്ചും അത്ഭുതമായിരുന്നു. കർണന്റെ മാനസീക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ നാടകം. അതിലേറെ മാനസീക സംഘർഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. എന്നാൽ ഈ നാടകം കണ്ടുകഴിഞ്ഞപ്പോൾ ഇത് ഞാൻ മാത്രം കണ്ടാൽ പോരാ എല്ലാവരും കാണണമെന്നും, പ്രത്യകിച്ച് നാടകത്തെ സ്നേഹിക്കുന്നവരും എന്നെ സ്നേഹിക്കുന്നവരും ഇത് കാണണമെന്നും എനിക്ക് തോന്നി. കാവാലം നാരായണ പണിക്കർ എന്നിലേക്ക് ആവാഹിച്ചതിന്റെ ഭാഗമായാണ് ഇത് ഇത്രയും നന്നായി ചെയ്യാൻ എനിക്ക് സാധിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യൂട്യുബിലും ഫേസ്ബുക്കിലും റിലീസ് ചെയ്യുന്ന ഈ നാടകം എല്ലാവരും കാണണം. 65 ഔഷധസസ്യങ്ങൾ കലർന്ന ചെളിയിൽ നിർമിച്ച മനോഹരമായൊരു വീട്- അപൂർവ്വ കാഴ്ച സാധാരണ ജർമ്മൻ ഷെപ്പേർഡിന്റെ മൂന്നിലൊന്ന് വലിപ്പം മാത്രം; പക്ഷേ പ്രായം നാലുവയസ്- അപൂർവ്വ രോഗാവസ്ഥയിലും താരമായി റേഞ്ചർ നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം… 💯വീട്ടിലെ ചായ ഗ്ലാസിൽ ഒരു സൂപ്പർ കേക്ക് തയ്യാറാക്കാം, അതും ഓവൻ ഇല്ലാതെ 😋 💯😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. കണ്ണൂർ തട്ടുകടയിലെ കൽമാസ് എന്തൊരു രുചിയാണെന്നോ! മുട്ട ഇങ്ങനെ ചെയ്ത് കഴിച്ചിട്ടുണ്ടോ? രുചി💯 തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് വെറും ഒരു സെന്റ് സ്ഥലത്ത് 7 ലക്ഷം രൂപ ബഡ്ജറിൽ എല്ലാ സൗകര്യങ്ങളോടും കൂടി പണിത കിടിലൻ വീട് കണ്ടോ ഖുശ്ബുവിൻ്റെ മാറ്റം കണ്ട് അതിശയിച്ച് ആരാധകർ; അതിസുന്ദരിയായി താരം ആപത്തിൽ കൈത്താങ്ങായവരെ കാണാൻ യൂസഫലി എത്തി…അഞ്ച് ലക്ഷത്തിന്റെ ചെക്കും സ്വർണമാലയും പിന്നെ കൈനിറയെ സമ്മാനങ്ങളും…. കുടുംബവിളക്കിലെ ശീതളും പ്രതീഷും വിവാഹിതരാകുന്നു വിവാഹാശംസ നേർന്ന് ഷിയാസ് കരീം….പുറകെ ഷിയാസിന് അമൃതയുടെ വക എട്ടിന്റെ പണി ഒടുവിൽ ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും വിരാമമിട്ട് ഭാമ… ഇതാണ് ഞങ്ങളുടെ ഗൗരി ഇനി നിങ്ങളുടെയും ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ജാഗ്രത പാലിക്കുക it may heavy rain with thunderstorm in kerala ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ജാഗ്രത പാലിക്കുക മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ 28 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് heavy rain സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് (yellow alert പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്‍റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം. ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റ് വളരെ അപകടകാരിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ശക്തമായ കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം. റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Mullaperiyar വീടുകളിൽ വെള്ളം; മന്ത്രിക്കെതിരെ പ്രതിഷേധം, മുല്ലപ്പെരിയാറിൽ 3 ഷട്ടർ അടച്ചു, ഇടുക്കി തുറക്കും Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ സാങ്കേതിക പദങ്ങള്‍ സിനിമ വര്‍ഷം തിരിച്ച് സംവിധായകരുടെ പട്ടിക കഥാകൃത്തുകളുടെ പട്ടിക തിരക്കഥാകൃത്തുകളുടെ പട്ടിക നടന്മാരുടെ പട്ടിക മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു ആലപ്പുഴയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്‍റെ വരവ് വര്‍ധിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ഇന്നു രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലയില്‍ പ്രത്യേകിച്ച് കുട്ടനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് മേഖലകളില്‍ ജലനിരപ്പ് ഇന്ന് പകല്‍ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഇന്നു തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുന്‍കരുതല്‍ സംവിധാനം സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ യോഗങ്ങളില്‍ പങ്കെടുപ്പിക്കും. തദ്ദേശ സ്ഥാപന വാര്‍ഡ് തലത്തില്‍ ജനകീയ സമിതികള്‍ ചേരണമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പെരുമാങ്കരയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പാലങ്ങള്‍ക്കു താഴെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളും തടികളും മറ്റും അടിയന്തിരമായി നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിന് ജലസേചന വകുപ്പിനെയും എല്ലാ മേഖലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടര്‍ അതോറിറ്റിയെയും യോഗം ചുമതലപ്പെടുത്തി. മാലിന്യങ്ങള്‍ നീക്കുന്ന ജോലികള്‍ക്ക് ഇറിഗേഷന്‍ വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ജലനിരിപ്പ് ഉയരുന്ന മേഖലകളില്‍ ആളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാതിരിക്കുന്നതിന് കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തണം. റാന്നിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു മക്ക, മദീന ഹറമുകളിൽ പൂർണ തോതിൽ വിശ്വാസികളെ പ്രവേശിപ്പിച്ച് തുടങ്ങി വലിയ വിജയം നേടി കുറുപ്പ് മുന്നേറുന്നു രാധേ ശ്യാമിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ… സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 23 മരണം ഒമിക്രോണ്‍ ഭീതി; മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു ”മാസ്കിൽ തുടരാം ജാഗ്രത”; സംസ്ഥാനത്ത് ഇന്ന് 4557… ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ… പ്രണയ വിവാഹത്തിൽ കൊടും പക ;… ഇത് വാൾ പയറ്റ് ചില തിന്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം തിന്മ ആരു ചെയ്താലും മുഖം നോക്കാതെ എതിർക്കാൻ ഒരിടം തിന്മയെ ഉന്മൂലനം ചെയ്യാതെ ആദർശമാകുന്ന വാൾ ഉറയിൽ പോകില്ല തീർച്ച.! “മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനി സ്കർട്ടും, ദന്തങ്ങളിൽ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും, ഒരിക്കലും ബാർബറുടെ കരങ്ങൾ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും മുജാഹിദ് പ്രവർത്തകരെ പരിഹസിച്ചു കൊണ്ട് പണ്ട് മൌദൂദികൾ എഴുതിയ വരികളാണു മുകളിൽ വായിച്ചത് ഇത് എഴുതുമ്പോൾ മൌദൂദി സാഹിത്യകാരൻ ഒരിക്കലും താൻ മുത്ത് റസൂലിന്റെ മൂന്ന് ചര്യകളെയാണ് ഈ നാലു വരികളിലൂടെ പരിഹസിച്ചത് എന്ന് ഓർത്തിട്ടുണ്ടാവില്ല “നെരിയാണിക്കു താഴെ വസ്ത്രമുടുക്കുന്നവൻ നരകത്തിലാണ്“ “നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലായിരുന്നു എങ്കിൽ അഞ്ചു നേരം പല്ലുതേക്കുന്നത് ഞാൻ നിങ്ങൾക്ക് നിർബന്ധമാക്കുമായിരുന്നു“ “താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക“ ഇതു മൂന്നും കെ.എൻ.എം സെക്രട്ടറിയുടെ വാക്കുകളല്ല, മറിച്ച് മുഹമ്മദ് നബി(സ) യുടെ വാചകങ്ങളാണ്.. ഇത് മൌദൂദി ഹദീഥ് നിഷേധമാണ് എങ്കിൽ വേറെ ചില 'മൂർച്ചയുള്ള' വാചകങ്ങൾ കാണുക : “ ചുരുക്കത്തിൽ ജൂത മുനാഫിഖായ അബൂഹുറൈറയുടെ ലക്ഷ്യം മുസ്’ലിംകൾ മുഴുവൻ താടി നീട്ടി മൊട്ടയടിച്ച് കണങ്കാൽ മദ്ധ്യം വരെയുള്ള മുറി മുണ്ടുടുത്ത് ആദിവാസികളെ പോലെ നടക്കണമെന്നതാണ്..” -ചേകന്നൂർ മൌലവി (ഖുർ’ആനിൽ ഹജ്ജിനുള്ള സ്ഥാനവും രൂപവും പേജ് 115) താടിയെ കുറിച്ച് മഹാനായ അബൂഹുറൈറ ഹദീഥ് ഉദ്ധരിച്ചതിനെ കുറിച്ച് ഇയാൾ പറഞ്ഞത് നോക്കൂ ഇവിടെ ഇയാൾ പരിഹസിച്ചതും താടിയെ കുറിച്ചുള്ള ഹദീഥുകളും നെരിയാണിക്കു മീതെ വസ്ത്രമുടുക്കുന്നതിനെയും കുറിച്ചു തന്നെ.. മൌദൂദി- ചേകന്നൂർ ഹദീഥ് നിഷേധം നാം വായിച്ചു. ഇനി നമുക്ക് കാണാനുള്ളത് ലേറ്റസ്റ്റ് പരിഹാസമാണ്, അത് കാണുക: “താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ് ശിക്ഷിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടത്. ഇസ്’ലാം ഭംഗിയേയാണ് ഇഷ്ടപ്പെടുന്നത്..” -അബ്ദുസ്സലാം സുല്ലമി (അൽഫനാർ 2011 മെയ്-ജൂലൈ പേജ് 65) സുബ്’ഹാനല്ലാഹ് താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ നബി(സ) പഠിപ്പിച്ച ഒരു കാര്യം ചെയ്താൽ വികൃത രൂപമുണ്ടാവുമെന്ന് പറയുന്നവന് ഇസ്’ലാമിലുള്ള സ്ഥാനമെന്താണെന്ന് നിങ്ങൾ തീരുമാനിച്ചാൽ മതി..ചേകന്നൂരികൾക്കും മൌദൂദികൾക്കും ശേഷം താടി പരിഹസിക്കുന്ന മൂന്നാമനായി സുല്ലമി മാറിയിരിക്കുകയാണ് ഏ സുല്ലമീ, താങ്കൾക്കെന്തു പറ്റി ഹദീഥ് നിഷേധം തലക്കു കയറി എന്തും വിളിച്ചു പറയാം എന്ന സ്ഥിതിയിലേക്ക് താങ്കളും താങ്കളുടെ സഹപ്രവർത്തകരും അധ്:പതിച്ചു പോയോ?? “താടിയുള്ള വരനെ വേണമെന്ന്” പറഞ്ഞു കൊണ്ടുള്ള ഒര്യു വിവാഹ പരസ്യം കണ്ടതോടെയാണ് എം.ആറിനു ഇളക്കം പിടിച്ചത് മാത്രവുമല്ല, സലഫികളുടെ ഈറ്റില്ലമായ ഒരു സ്ഥലത്ത് എം.ആർ ജനാസയിൽ പങ്കെടുത്തപ്പോൾ യുവാക്കളിൽ അധികപേരും തൊപ്പിയും താടിയും ധരിച്ചിരിക്കുന്നവത്രേ ഇത്രേം വല്ല്യ തിന്മ കണ്ടതോടെ എമ്മാറിനു അടങ്ങി നിൽക്കാനായില്ല അങ്ങനെയായിരിക്കാം “താടിക്കാർക്കെതിരെ” അദ്ദേഹവും ഉറഞ്ഞുതുള്ളിയത്. താടി സലഫികളുടെ ഒരു ‘ഐഡന്റിറ്റി’ ആവുന്നതിനോടാണ് ഇദ്ദേഹത്തിനു വലിയ എതിർപ്പ് എന്നാൽ لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ (“മുഹമ്മദ് നബി(സ) യിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്”) എന്ന സൂറത്തു അഹ്സാബിലെ 21-ആം വചനം ഇദ്ദേഹം മറന്നു പോയോ മുഹമ്മദ് നബി(സ)ക്ക് നീണ്ട താടിയുണ്ടായിരുന്നതായി ജാബിറുബ്നു സമൂറ (റ) ഉദ്ധരിച്ച ഹദീഥിൽ വ്യക്തമായി കാണാം മുസ്’ലിംകൾക്ക് ഉത്തമ മാതൃകയുള്ള മുത്ത് നബി(സ്വ)ക്ക് താടിയുണ്ട് എങ്കിൽ, അത് ഹദീഥുകളിൽ വന്നിട്ടുണ്ട് എങ്കിൽ, അതൊരു ഐഡന്റിറ്റി ആയി സ്വീകരിക്കുന്നതിൽ ഇത്ര വേവലാതിപ്പെടാനെന്തിരിക്കുന്നു? പിന്നെയുള്ളത് വിവാഹ പരസ്യമാണ്.പടച്ചവനെ പേടിച്ചു ജീവിക്കുന്ന ഒരു മനുഷ്യൻ, തന്റെ മകൾക്ക് താടി വളർത്തി, ദീനിയ്യായി ജീവിക്കുന്ന, നെരിയാണിക്ക് മീതെ വസ്ത്രമുടുത്ത് ജീവിക്കുന്ന ഒരു നല്ല വരനെ വേണം എന്ന് ആശിക്കുന്നത് കാണുമ്പോൾ, അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, അതിനെ കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നത് ശരിയാണോ പ്രവാചകന്റെ മുഖത്ത് താടിയുണ്ടായിരുന്നുവെങ്കിൽ, തന്റെ മകളുടെ ഭർത്താവിന്റെ മുഖത്തും അതുണ്ടായിരിക്കണം എന്ന് കരുതുന്നതണോ ഇത്ര വല്ല്യ തെറ്റ്? ദാഹിച്ച പട്ടിക്കു വെള്ളം കൊടുത്തയാൾ സ്വർഗ്ഗത്തിൽ പോയി എന്നും, എന്നാൽ താടി വെച്ചത് കൊണ്ട് ആരും സ്വർഗ്ഗത്തിൽ പോയിട്ടില്ലെന്നതുമാണ്, താടിയെ എതിർക്കാൻ സുല്ലമി അവർകൾക്കു കിട്ടിയ കച്ചിത്തുരുമ്പ് ഒരു കാര്യം ഇസ്’ലാമിക നിയമമാവണമെങ്കിൽ, ആ കാര്യം ചെയ്താൽ സ്വർഗ്ഗ പ്രവേശം ലഭിക്കും എന്ന് ഹദീസ് വേണമത്രേ ഒറ്റ കാര്യം ചോദിക്കട്ടെ, വസ്ത്രം ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമെന്ന് ഹദീഥിൽ പറഞ്ഞിട്ടുണ്ടോ ഇല്ലെന്നു വെച്ച് സുല്ലമിയും SSF (സലാം സുല്ലമി ഫാൻസ്) കാരും നാളെ മുതൽ ഉടുതുണി അഴിച്ച് നടക്കുമോ അതുപോലെ തന്നെ പല്ലു തേച്ച് വായ വൃത്തിയാക്കിയവൻ സ്വർഗ്ഗത്തിലാണ് എന്ന് ഏതെങ്കിലും ഹദീഥിലുണ്ടോ അതിനർത്ഥം പല്ലു തേക്കൽ നിർബന്ധമില്ല എന്നാണോ ബഹുമാനപ്പെട്ട സുല്ലമീ പിന്നെയും സുല്ലമി എഴുതുന്നു: “താടി വെച്ച് പിടിപ്പിച്ചാലോ, അതിന്മേൽ തടവിയാലോ പ്രതിഫലമുണ്ടെന്ന് നബി(സ്വ) ഉണർത്തിയിട്ടില്ല” ഒരു കാര്യത്തിന്റെ പ്രതിഫലം പറഞ്ഞാലേ ആ പ്രവൃത്തി നിർബന്ധമാകൂ എന്ന് ഏത് വാറോലയിൽ നിന്നാണിയാൾക്ക് കിട്ടിയത് എന്ന് മനസ്സിലാകുന്നില്ല വലതു കൈ കൊണ്ട് ഭക്ഷണം കഴിച്ചതു കൊണ്ട് അതിനു പ്രതിഫലമുണ്ടെന്ന് ഏതെങ്കിലുമൊരു ഹദീഥിലുണ്ടോ? എന്നുവെച്ച് ഇടതു കൈ കൊണ്ട് തിന്നാമെന്നാണോ? എന്തു പറ്റി സുല്ലമീ താങ്കൾക്ക്? ഇനി താടിയെ കുറിച്ച് ഹദീഥുകളിൽ പറഞ്ഞതെന്താണെന്ന് നമുക്ക് പരിശോധിക്കാം. ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)അരുളി: നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക ബുഖാരി. 7. 72. 780) റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി മുസ്’ലിം) അബൂഹുറൈറ(റ) നിവേദനം: റസൂൽ (സ്വ) പറഞ്ഞു മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക. വേദക്കാരിൽ നിന്നും നിങ്ങൾ വിഭിന്നരാവുക (മുസ്’ലിം) നോക്കൂ ഇത് ചിലത് മാത്രം..ഇത്രയും ഹദീഥുകളെ തള്ളിക്കളഞ്ഞുകൊണ്ടല്ലാതെ ഇവർക്ക് താടി യെ പരിഹസിക്കാനാവുമോ പ്രവാചകന്റെ വായിൽ നിന്നും ഉതിർന്നു വീണ വാക്കുകളല്ലേ ഇവ? ഇതിനെ തള്ളിക്കളയാൻ അഹങ്കാരികൾക്കല്ലാതെ സാധിക്കുമോ പക്ഷപാതിത്തങ്ങൾ മറന്ന് സ്വയം നാമൊന്നാലോചിച്ചു നോക്കുക.. ഇനി താടി വടിക്കുന്നതിനെ മദ്’ഹബുകൾ എങ്ങനെ കാണുന്നു എന്ന് നോക്കാം: ഇബ്നുൽ ആബിദീൻ പറഞ്ഞു ഒരു പുരുഷനു താടി വെട്ടുന്നത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു (ധറദ്ധുൽ മുഖ്താർ 2:4:18) അൽ അദ്’വി പറഞ്ഞു താടിയെല്ലുകൾക്ക് താഴെയുള്ളത് എന്തും വടിച്ചു കളയുന്നത് ഇമാം മാലിക്(റ) വെറുത്തിരുന്നതായി റിപോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് അത് മജൂസികളുടെ പ്രവൃത്തിയാണ് “ (ശറഹുരിസാലക്ക് അൽ അദ്’വി നൽകിയ വ്യാഖ്യാനം :2:411) അഥ്’റൂഇ പറഞ്ഞു :പ്രശ്നങ്ങളൊന്നുമില്ലെങ്കിലല്ലാതെ താടി വടിക്കുന്നത് നിഷിദ്ധമായതാണ് എന്ന നിലപാടാണ് ഏറ്റവും ശരിയായത് (ശർഹുൽ ഉബബ്) താടി വടിക്കൽ നിധിദ്ധമാണെന്ന വിഷയത്തിൽ നമ്മുടെ മദ്’ഹബുകാർ ഏകോപിച്ചിട്ട്യുണ്ട് (ഗിഥാഉൽ അൽബാബ് 1:376) നോക്കൂ, നാലു മദ്’ഹബുകൾക്കിടയിൽ പോലും അഭിപ്രായ വ്യത്യാസമില്ല എന്നാൽ ഹദീഥുകൾ നിഷേധിച്ച് സുല്ലമിയും കൂട്ടരും ഇപ്പോഴെത്തിയിരിക്കുന്ന അവസ്ഥ നോക്കൂ അവസാനം സുല്ലമി തന്നെ എഴുതുന്നത് കാണൂ: “താടി വളർത്തുവാൻ പറയുന്ന ഹദീഥുകളെ അതിലുപരി വ്യാഖ്യാനിക്കാൻ കഴിയുന്നതാണ്” അഥവാ, താടിക്കെതിരെ എന്തു ദുർവ്യാഖ്യാനം നടത്താനും സുല്ലമി ഒരുക്കമാണെന്നു ചുരുക്കം ഒരു കാര്യം നേരെ പറഞ്ഞാൽ മനസ്സിലാക്കാൻ കഴിയാത്തപ്പോഴാണല്ലോ വ്യാഖ്യാനം വേണ്ടി വരിക കുതന്ത്രക്കാരായ മടവൂരികൾക്കും മുഫ്തിയായ സുല്ലമിക്കും പലപ്പോഴും വ്യാഖ്യാനവും വിട്ട് ദുർവ്വ്യാഖ്യാനിക്കേണ്ടിയും വന്നേക്കാം.. ഹദീഥുകളോട്, മുത്ത് നബിയോട്, അല്പമെങ്കിലും ബഹുമാനവും ആദരവുമുള്ള മടവൂരികളും അഖലാനികളും ചിന്തിക്കട്ടെ സൌന്ദര്യത്തിന്റെ പേരും പറഞ്ഞാണ് നിങ്ങൾ താടിയെ പരിഹസിക്കുന്നത് എങ്കിൽ, ഒന്നറിയുക ലോകത്തെ ഏറ്റവും സുന്ദരനായ മുത്ത് റസൂലിന്റെ മുഖത്ത് താടിയുണ്ടായിരുന്നു ആ പ്രവാചകനെക്കാൾ ഒരു സുന്ദരനെ ഞങ്ങൾ ദർശിച്ചിട്ടില്ല എന്ന് സ്വഹാബികൾ പറഞ്ഞതായി കാണാം താടി വളർത്തലാണ് നബി(സ്വ)യുടെ അനുയായികളുടെ സൌന്ദര്യം റസൂലിനെ അനുസരിക്കുന്നതിലാണ് സൌന്ദര്യം ധിക്കരിക്കുന്നതിലല്ല.. അവസാന പയറ്റ്: ഇത്രയും വായിച്ചിട്ടും താടി വെച്ചില്ലെങ്കിലും, അതിനെ പരിഹസിക്കുന്നതെങ്കിലും നിർത്തുക റസൂലിനെ അനുസരിക്കുന്നവർ അനുസരിച്ചോട്ടെ.. അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ ഇത്രയും വായിച്ചിട്ടും താടി വെച്ചില്ലെങ്കിലും, അതിനെ പരിഹസിക്കുന്നതെങ്കിലും നിർത്തുക റസൂലിനെ അനുസരിക്കുന്നവർ അനുസരിച്ചോട്ടെ.. എത്ര മാത്രം ആശയക്കുഴപ്പമാണ് എല്ലാവരും കൂടി ഉണ്ടാക്കുന്നത്‌ ഇനിയെന്ത്‌ ആശയ കുഴപ്പമാണ് നൌശാദ്കാ? നിങ്ങള്‍ക്കിടയില്‍ വല്ല ആശയ കുഴപ്പവും ഉണ്ടായാല്‍, അത് അല്ലാഹുവിലെക്കും റസൂലിലേക്കും മടക്കാന്‍ ആണ് അല്ലാഹു പറഞ്ഞത്‌ അപ്പോള്‍ ഈ ഹദീസ്‌ വായിച്ചാല്‍ താങ്കളുടെ ആശയ കുഴപ്പം തീരുമായിരിക്കും "നിങ്ങള്‍ മുശ്രിക്കുകള്‍ക്ക് എതിരാകുവീന്‍. താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക ബുഖാരി. 7. 72. 780) പ്രവാചകനില്‍ നിന്ന് രണ്ടേ രണ്ടു സുന്നത്തുകള്‍ മാത്രമേ പ്രബലാമായി വന്നിട്ടുള്ളൂ എന്നുണ്ടോ.നല്ല വാക്ക് പറയുക,തമ്മില്‍ തെറ്റിയാല്‍ തെറി വിളിക്കാതിരിക്കുക,കോപിക്കാതിരിക്കുക തുടങ്ങിയവ സുന്നത്തില്‍ വരില്ലേ?ഈ സദ്ഗുണങ്ങള്‍ ഉള്ള ഒരു വരനെ വേണം എന്ന ഒരു വിവാഹ പരസ്യം എന്ത് കൊണ്ടു വരുന്നില്ല? സംഗതി വ്യക്തം-താടി ഇവിടെ ഒരു സുന്നത് എന്നതിലുപരി അടയാള ചിഹ്നമാണ്.അതാണ് വിമര്ശിക്കപ്പെട്ടതും. നിങ്ങള്‍ wikipedia യില്‍ ജൂത വിഭാഗങ്ങളെ കുറിച്ച് പഠിക്കുക എന്നിട്ട് ഇന്നത്തെ നമ്മുടെ ഇടയില്‍ ഉള്ള നവ യാഥാ സ്ഥിതിക വിഭാഗങ്ങളെ പറ്റി പഠിക്കുക വലിയ സാമ്യം തന്നെ നിങ്ങള്ക്ക് കാണാം Stunned.. താടി സുന്നത് മാത്രം .വാജിബ് അല്ല “താടിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ കാഫിറാക്കുവാനോ അത് ഇസ്‌ലാമിലെ ഒരു നിർബന്ധ കൽ‌പ്പനയായി അവതരിപ്പിക്കുവാനോ പാടുളളതല്ല. സുന്നത്തിനെ കാംക്ഷിക്കുന്നവർ താടി വലർത്താൻ ശ്രദ്ധിക്കേണ്ടതാണ്.”(അൽ‌മനാർ ചോദ്യോത്തരം- 1984 നവംബർ പേജ്:47 @ വി.പി അഹ്മദ്ക ഇൻഷാ അല്ലാഹ് ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.. അനോണി.1 ഇതിലാർക്കാ സുഹൃത്തേ തർക്കം താടി സുന്നത്താണെന്ന് സമ്മതിച്ചല്ലോ അൽഹംദുലില്ലാഹ് ഇനി ആ സുന്നത്തിനെ പരിഹസിച്ച സുല്ലമിയുടെ വിധി കൂടി പറഞ്ഞു തരുമോ?? അനോണി.2 അതെ, ജൂതരും വേദക്കാരും താടി വളർത്താത്തവരാണ് ഇപ്പോൾ സുല്ലമിയും അങ്ങനെ തന്നെ എത്ര വ്യക്തമായ സാമ്യം dubai salafi അല്ലാഹു അക്ബർ സുന്നത്താണെന്ന് സമ്മതിച്ചല്ലോ അൽഹംദുലില്ലാഹ് ഇനി ആ സുന്നത്തിനെ പരിഹസിച്ച സുല്ലമിയുടെ വിധി ഒന്ന് പറഞ്ഞു തരൂ.. അബു നാസിഹ് അല്ലാഹു അവർക്ക് നേർമാർഗ്ഗം കാണിച്ചു കൊടുക്കട്ടെ ആമീൻ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി ജസാക്കല്ലാഹ്.. അനോണി.2 ആരാണാവോ കാഫിറാക്കിയത് ഇനി ആ സുന്നത്തിനെ കളിയാക്കിയ സുല്ലമിയുടെ വിധി പറയൂ അൽമനാറിലെ ഉദ്ധരണിയോട് പൂർണ്ണമായും യോജിക്കുന്നു സുന്നത്തിനെ കാംക്ഷിക്കാതെ അതിനെ പരിഹസിക്കുന്ന മടവൂരികൾക്കുള്ള മറുപടിയാണീ പോസ്റ്റ്.. ഓഫ്: അനോണി ഘോഷയാത്ര നടത്തുന്നതിലൂടെ മടവൂരികളുടെ “ധൈര്യം” മനസ്സിലാകുന്നുണ്ട് ഈ ബ്ലോഗെഴുതിയ ബാസിൽ വളരെ വിദഗ്ദമായി വായനക്കരെ തെറ്റിദ്ധരിപ്പിക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുകയാണ് ഉദാഹരണം നോക്കൂ (“താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ് ശിക്ഷിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടത്. ഇസ്’ലാം ഭംഗിയേയാണ് ഇഷ്ടപ്പെടുന്നത്..” -അബ്ദുസ്സലാം സുല്ലമി (അൽഫനാർ 2011 മെയ്-ജൂലൈ പേജ് 65) സുബ്’ഹാനല്ലാഹ് താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ എന്താണ് സുല്ലമി പറഞ്ഞത് എന്നു ഒന്നുകൂടെ വായിക്കൂ ““താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ്”” ഇനി ബസിലിന്റ് വ്യഖ്യാനം നോക്കൂ സുബ്’ഹാനല്ലാഹ് താടി വളർത്തിയാൾ വികൃത രൂപമാവുമത്രേ ഇതല്ലേ ഫിത്ന ഇനി എന്റ് ചില ചോദ്യങൾക്ക് ബാസിൽ സാഹിബ് വ്യക്തമായ മറുപടി തരണം മുങാൻ ശ്രമിക്കരുത് 1. താടി വളർത്തൽ സുന്നത്തായ ഒരു കാര്യമാണ് സുന്നത്തായ ഒരു കാര്യം ഒരാൾ ഉപേക്ഷിച്ചാൽ അയാൽ മുർതദ്ദാവുമോ? 3. ഇസ്ലാമിക ഭരണകൂടമാണ് എങ്കിൽ താടി വടിക്കുന്നവനെ വെട്ടുന്നവനെ തല വെട്ടിക്കൊല്ലണം എന്നു ഇസ്ലാമിലെ നിയമമാണോ എങ്കിൽ സൌദിയിലെ ഭരണാധികാരികളിൽ പലരും മുർതദ്ദിന്റ് ഗണത്തിലല്ലേ ഇതൊക്കെ പറഞ്ഞതും പ്രസംഗിച്ചതും ഒക്കെ ആരാണ് എന്ന് എന്നെക്കാളും നന്നായി താങ്കൾക്ക് അറിയാം ഇവിടെ സുല്ലമിയെ താങ്കൾ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ താങ്കൾ സക്കരിയ്യയെ ന്യായീകരിക്കുകയാണ് അതിനാൽ ഈ ചോദ്യങൾക്ക് വ്യക്തമായ മറുപടി പറയൂ അബ്ദുൽ വഹാബ്ക താങ്കളുടെ കണ്ടു പിടിത്തം ഉഗ്രനായിരിക്കുന്നു “താടി വളർത്തി വികൃത രൂപം ഉണ്ടാക്കുന്നവരാണ്“ എന്നു പറഞ്ഞാൽ എന്താ ഇക്കാ അർത്ഥം താടി വളർത്തിയാൽ വികൃത രൂപം ഉണ്ടാകുമോ? താങ്കൾ തന്നെ പറയൂ ഇനി ഉണ്ടാകുമെങ്കിൽ, അങ്ങനെ വികൃത രൂപം “ഉണ്ടാക്കുന്നവർ” ശിക്ഷിക്കപ്പെടുമെന്ന് ഏത് ഹദീഥിലാണുള്ളത്? താടി വളർത്തൽ സുന്നത്താണ് എന്ന വിധി “ഈ വികൃത രൂപങ്ങൾക്ക്” ബാധകമല്ലേ?? 1. അങ്ങനെ ഒരു ഹദീഥ് ഈയുള്ളവൻ കണ്ടിട്ടില്ല അങ്ങനെ ഉണ്ടെങ്കിൽ അത് എനിക്ക് കൂടി ഹദീഥ് നമ്പർ അടക്കം അയച്ചു തരണം എന്ന് അഭ്യർഥിക്കുന്നു.. 3. പടച്ചോനെ അങ്ങനെ ഒന്ന് ഞാൻ കേട്ടിട്ടേ ഇല്ല.. ഒറ്റ കാര്യം അങ്ങോട്ട് ചോദിക്കട്ടെ, സുന്നത്തായ കാര്യത്തെ നിസ്സാരവൽകരിച്ച സുല്ലമിയുടെ വിധി ഒന്ന് പറയാമോ?? നെരിയാണിക്ക് മുകളില്‍ വസ്ത്രം പൊക്കലും താടി വളര്‍ത്തലും ശക്തമായ സുന്നത്തുകള്‍ എന്ന കാര്യത്തില്‍ ഹദീസ്‌ പഠിച്ചവര്‍ക്ക് സംശയം കാണില്ല. പക്ഷെ അത് വിവാഹ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് അത്ര രസമായി തോന്നുന്നില്ല. അങ്ങനെയെങ്കില്‍ സുഗന്ധം പൂശലും അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യലും ഉള്ക്കൊള്ളിക്കാമായിരുന്നു. അവയും മോശമല്ലല്ലോ. ആ ഓരോരുത്തര്‍ക്ക് ഓരോ വീക്ഷനമല്ലേ എന്തെങ്കിലും ചെയ്യട്ടെ. പിന്നെ താടി വെറുതെ വിട്ടാല്‍ മാത്രം പോര. വെറുതെ വിടുന്ന താടിയെ വേണ്ട വിധം പരിപാലിക്കുകയും വേണം. റസൂല്‍ ഒരു ഗ്രാമീണനെ ഉപദേശിച്ച സംഭവം നമുക്കറിയാം. ചിലരുടെ താടിയുടെ കോലം കാണുമ്പോള്‍ ആ ഹദീസ്‌ ഓര്‍മ്മ വരുന്നു. അത് കൊണ്ട് പറഞ്ഞതാ. പാറിപ്പറക്കുന്ന താടിയുമായി പിശാചിന്റെ കോലത്തില്‍ നടക്കുന്നതിനേക്കാള്‍ നല്ലത് താടി വെട്ടി നടക്കുന്നതാണ്. മുജീബിന്റെ ലേഖനം ഞാന്‍ വായിച്ചിട്ടില്ല. മുജീബ്‌ ഇങ്ങനെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ മുജീബിനെ സപ്പോര്‍ട്ട് ചെയ്യുന്നു. അല്ല സുന്നത്തിനെ കൊച്ചാക്കല്‍ ആണ് ലക്ഷ്യമെങ്കില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സലാം സുല്ലമിയെ പറ്റി ഒന്നും പറയാനില്ല. എനിക്ക് നേരിട്ടറിയാം. മൂപ്പരുടെ അനുയായികളെ അല്ലാഹു കാക്കട്ടെ @ അൻസാർക്ക മുജീബ് സാഹിബിന്റെ ലേഖനത്തിൽ വിവാഹ പരസ്യം മാത്രമല്ല വിഷയം അദ്ദേഹം കാര്യമായും എതിർക്കുന്നത് താടി ഒരു “ഐഡന്റിറ്റി” ആക്കുന്നതിനെ ആണ് അതിനെതിരെ ആണ് എന്ന ആയത്തുദ്ധരിച്ച് ഞാൻ എതിർത്തത് റസൂലിന്റെ തിരുമുഖത്ത് താടിയുണ്ടെങ്കിൽ, അത് “ഐഡന്റിറ്റി“ ആക്കുന്നതിൽ എന്താണു തെറ്റ്?? താടി പരിപാലിക്കണം എന്ന കാര്യത്തിൽ തർക്കമില്ല അത് സുന്നത്താണെന്ന കാര്യത്തിലും പക്ഷെ അതിനെ പരിഹസിക്കുന്ന സുല്ലമിമാർ സുല്ലമിയെ കുറിച്ചു താങ്കൾക്കും “ശരിക്കറിയാവുന്ന”തിനാൽ അതിനെ കുറിച്ചു ഞാനും ഒന്നും മിണ്ടുന്നില്ല താടി വെക്കാനും മീശ വടിക്കാനും പറഞ്ഞത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. അത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി കാണാൻ വേണ്ടിയാണ്. കാരണം ഒരിക്കൽ യുദ്ധത്തിൽ സഹാബിമാരുടെ വെട്ടേറ്റ് വേറെ ഒരു സഹാബി മരിക്കാൻ ഇടയായി. ആ അവസ്ഥയിലാണ് മുസ്ലിംങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടറിയാൻ വേണ്ടി വ്യത്യസ്തരാകാൻ പറഞ്ഞത്. അത് താടിവെക്കുവാൻ പറഞ്ഞായിരുന്നില്ല, മീശ ഒഴിവാക്കുവാൻ പറഞ്ഞായിരുന്നു വ്യത്യസ്തരാകാൻ പറഞ്ഞത്. കാരണം അറാബികളിൽ എല്ലാവർക്കും താടിയുണ്ടായിരുന്നു. അറബികളിൽ പുരുശന്മാർ താടിവെക്കുക എന്നതവരുടെ നടപ്പ് രീതിയായിരുന്നു. അബൂജഹലിനും കൂട്ടർക്കും താടിയുണ്ടായിരുന്നു. ഇവിടെ വിഷയം അൻസാറ് പറഞ്ഞു, മുജീബ് ഉദ്ദേശിച്ചതും അത് തന്നെ. മതചിഹ്നങ്ങൾ എടുത്ത് പറഞ്ഞുനടക്കുന്നത് ആരുടെ രീതിയാണ്? മുമ്പ് ആരെങ്കിലും അങ്ങിനെ ചെയ്തതായി തെളിവുണ്ടോ? സത്യ വിശ്വാസിയായ മുസ്ലിമായിരിക്കുക എന്നു പറഞ്ഞാൽ മതിയാകാതെ ആയിരിക്കുന്നു ഇന്ന്!! @ ബെഞ്ചാലി: താങ്കളുടെ വാദവും ഹദീഥും നമുക്കൊന്ന് ഒരു മിച്ച് വെച്ചു നോക്കാം: ബെഞ്ചാലി: അത് താടിവെക്കുവാൻ പറഞ്ഞായിരുന്നില്ല, മീശ ഒഴിവാക്കുവാൻ പറഞ്ഞായിരുന്നു വ്യത്യസ്തരാകാൻ പറഞ്ഞത്. ഹദീഥ് :റസൂൽ (സ്വ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞു മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക (ബുഖാരി മുസ്’ലിം) താടി വെക്കൽ സുന്നത്താണെന്ന് താങ്കൾക്ക് മുൻപ് വന്ന ദുബൈ സലഫിയും “മടവൂരി അനോണീസും” സമ്മതിച്ചതുമാണ്.. പിന്നെ “ഐഡന്റിറ്റി” സൂറത്തു അഹ്സാബിലെ 21-ആം വചനത്തെ കുറിച്ച് താങ്കൾക്കെന്ത് പറയാനുണ്ട് എടുത്ത് പറയുന്ന കാര്യം ഇവിടെ ചർച്ചയിൽ തന്നെയില്ല.. താടി വളര്‍ത്തുന്നത് വെറുക്കുന്നവരും വസ്ത്രധാരണ രീതിയില്‍ ഇസ്ലാമിനെ തമാസ്കരിക്കുന്നവരും പ്രവാച്ചകച്ചര്യയെയാണ് അവഗണിക്കുകയോ നിന്ദിക്കുകയോ ഒക്കെ ചെയ്യുന്നത്. പ്രവാചകസ്നേഹം കാണിക്കാനുള്ള എളുപ്പ വഴിയാണ് ആ ജീവിതം പിന്തുടരുക എന്നത് ഇഹലോക താത്പര്യങ്ങള്‍ക്ക് മുന്ഗണന കൊടുക്കുമ്പോഴാണ് വളരെയധികം വ്യക്തതയുള്ള കാര്യങ്ങ്ങ്ങളില്‍ വരെ തീരാത്ത സംശയങ്ങ്ങ്ങലുണ്ടാവുന്നത്! ഹദീതുകളില്‍ നല്ല അവഗാഹം നേടിയവര്‍ അടുത്തകാലത്തായി കാണിക്കുന്ന അഭ്യാസം കാണുമ്പോള്‍ ദുഖമുണ്ട് നിയ്യത്തുന്ടെങ്കില്‍ 24 മണിക്കുറും പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന "താടി വളര്‍ത്തല്‍" ഒഴിവാക്കിക്കളയുന്നവര്‍ മണ്ടന്മാരല്ലാതെ പിന്നെ?? ഇത് ഇപ്പോള്‍ വി.ആര്‍ കൃഷ്ണയ്യറെക്കൊണ്ട് നിയമം ഉണ്ടാക്കിയതു പോലെ ആയല്ലോ പ്ളീസ് അവര്‍ക്ക് റസ്റ്റ് കൊടുക്കൂ. അല്ലാഹു കാത്ത് രക്ഷിക്കട്ടെ @ nanmandan അങ്ങനെയല്ലല്ലോ ഇക്കാ 73 വിഭാഗത്തിൽ ഒന്ന് സ്വർഗ്ഗത്തിൽ പോകുമെന്ന് മുത്ത് റസൂൽ പറഞ്ഞെങ്കിൽ, ആ ഒന്നിൽ പെടാൻ ശ്രമിക്കുകയല്ലേ വേണ്ടത്? @ ചീരാമുളക് മാഷാ അല്ലാഹ് താങ്കളുടെ കമന്റിനും ബ്ലോഗ് വിസിറ്റ് ചെയ്യാൻ വിലപ്പെട്ട സമയം നീക്കിവെച്ചതിനും നന്ദി.. @ തിങ്ക് അബൌട് ഹഹ അത് നല്ല രസള്ള “തിങ്കിങ്” ആണല്ലോ ബ്ലോഗ് വിസിറ്റിയതിനു നന്ദി @ Anas IAJ മാഷാ അല്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.. @ നൌഫൽക ആമീൻ വ ഇയ്യാക്കും ബ്ലോഗ് സന്ദർഷിച്ചതിനു നന്ദി,, വഴിയോരം ഹദീഥ് നിഷേധം ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്നു പറയുന്നതാവും കൂടുതൽ നല്ലത്.. ബാസിലിന്റെ ബ്ലോഗ്‌ ഈയടുത്ത കാലത്താണ് വായിക്കാന്‍ തുടങ്ങിയത്. പലരും തങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ മറ്റു പല വിഷയങ്ങളിലുമായി പാഴാക്കുമ്പോള്‍ ഇസ്ലാമികമായ കാര്യങ്ങള്‍ പ്രധാന വിഷയമാക്കി, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവിതച്ചര്യയാക്കിയവര്‍ക്കെതിരെ വാളെടുത്തു പോരാടുന്ന ഈ ബ്ലോഗ്‌ എനിക്ക് വളരെ ഇഷ്ട്ടമായി. ഇനിയും തുടര്‍ന്നെഴുതുവാന്‍ അല്ലാഹു അനുഗ്രഹിക്കാട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ബാസില്‍ താങ്കളുടെ ശ്രമത്തിനു അള്ളാഹു സവാബ് തരട്ടെ. സുഗന്ധം പൂശുക രോമങ്ങള്‍ വടിക്കുക തുടങ്ങിയ സുന്നത്തുകള്‍ ചെയ്യാന്‍ ആര്‍കും മടിയുണ്ടാവരില്ല. ആരും ഇത് വരെ അതിനെ വിമര്‍ശിച്ചിട്ടും ഇല്ല. കാരണം ഇതൊന്നും അത്ര പ്രയാസങ്ങള്‍ ഉള്ള കാര്യമല്ല, മറിച്ചു എല്ലാവരാലും സ്വീകാര്യമാണ്. എന്നാല്‍ താടി വളര്‍ത്തല്‍ അങ്ങിനെ അല്ല, ആളുകള്‍ക്കിടയില്‍ പോപ്പുലര്‍ അല്ല. ചിലപ്പോള്‍ പരിഹാസവും അവന്ജയും നേരിടേണ്ടി വരും താടി കാരണം. പടപ്പുകളുടെ ത്രിപ്തിക്ക് വേണ്ടി ഈ സുന്നത്തിനെ ആളുകള്‍ ഒഴിവാക്കുകയോ നിഷേദിക്കുകയോ ചെയ്യുന്നത് കൊണ്ടാണ് മുജാഹിദുകള്‍ അതിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങളുടെ പരിഹാസവും അവഗണനയും ഒക്കെ തിരസ്കരിച്ചു കൊണ്ട് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഒരാള്‍ താടി വെക്കുമ്പോള്‍ അയാളുടെ വിശ്വാസ ധ്രിടധയെ അത് വിളിച്ചു പറയുന്നു. അത് കൊണ്ടായിരിക്കാം താടിയുള്ള വരനെ തേടിയത്. ഒരു കൂട്ടര്‍ ഒരു സുന്നത്തിനെ പ്രോല്സാഹിപ്പികുമ്പോള്‍ മറ്റുള്ളവര്‍ എന്തിനു അതിനെ പരിഹസിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം. അല്ലാഹുവിന്‍റെ കിതാബും നബി തിരുമേനിയുടെ ചര്യയും അവലംബിക്കുകയും ഖുര്‍ആനും ഹദീസും സ്വഹാബത് എങ്ങിനെ മനസിലാക്കിയോ അങ്ങിനെ മനസിലാക്കുകയും അമല്‍ ചെയ്യുകയും, പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ബുദ്ധിപരമായ നിഗമനങ്ങള്‍ നല്‍കാതിരിക്കുകയും സ്വഹാബതിനെക്കുറിച്ച് നല്ലത് വിചാരിക്കുകയും, അവര്‍ നന്മയില്‍ നമ്മെ മുന്‍കടന്നവരും അവരിലെ ന്യുനതകള്‍ പൊറുക്കപ്പെട്ടതുമാണെന്നും വിശ്വസിക്കുകയും ചെയ്യുക. മുസ്ലിം ഷെയ്ഖ്‌ നാസിറുദ്ധീന്‍ അല്‍ബാനി റഹിമഹുള്ളാ പറയുന്നു സത്യാന്വേഷിക്ക് ഒരു തെളിവ് മതി ഹവ'യുടെ ആള്‍ക്ക് ആയിരം തെളിവും മതിയാവില്ല, വിവരമില്ലാതവനെ പഠിപ്പിക്കാം ഹവ'യുടെ ആളെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല നബി തിരുമേനിയുടെ ചര്യയായ താടിയും നെരിയാണിക്ക് താഴെയുള്ള വസ്ത്രവും അതിന്റെ പ്രാധാന്യം മനസിലാക്കിയ ഒരു സലഫി കുടുംബത്തിലെ പെണ്‍കുട്ടി അവള്‍ തന്റെ ഭാവി വരനെ കണ്ടെതുബോള്‍ തീര്‍ച്ചയായും പ്രസ്തുത കാര്യം പ്രകടിപ്പിച്ചാല്‍ അതാണോ തെറ്റ് അതല്ല.. മറിച്ച് ഇഖവാനികള്‍ പ്രബോധനത്തില്‍ പരിഹസിച്ചപോലെ അതിനെകാള്‍ ഉപരിയായി മടവൂരികള്‍ (മുന്‍ മുജഹിദ്കള്‍) പരിഹസിച്ചത് നിങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമികുനത് പ്രസ്തുത ലേഖനം പറയുന്നു താടിയും ചുരുങ്ങുന്ന മുണ്ടും ഒരു വിഭാഗത്തിന്റെ ഐഡനന്റി ആയിമാരിയിരികുന്നു ഏതു വിഭാഗത്തിന്റെ എന്ന് അല്ലാഹുവിന്റെ റസൂല്‍ (സ) പറഞ്ഞ കല്‍പ്പന അതെ പടി പുലര്‍ത്താന്‍ വാശിയും ക്രിതത്തയും പുലര്‍ത്താന്‍ ഇന്നതെ തലമുറയില്‍ ഉണ്ടായ മഹത്തായ മാറ്റം താങ്കളെ അലോസരപെടുതുനുണ്ടോ കാരണം പഴയ വെള്ളിയാഴ്ച ഖുതുബയില്‍ ഒതിങ്ങിയ ഉല്‍ബോധനം മാത്രം കേട്ട് വളര്‍ന്ന തലമുറയില്‍ ഇന്നിന്റെ ടെക്നോളജിയുടെ വിപ്ലവം വളരെ നല്ല രീതിയില്‍ ഉപകാരപെടുതിയത്തിന്റെ ഫലമായി സലഫുകളുടെ കിതാബുകളും അതിന്റെ രീതിശാസ്‌ത്രവും ഇഷ്ടം പോലെ ലഭിക്കുന്ന അവസ്ഥ ഉണ്ടായി പുതിയ തലമുറയില്‍ സലഫുകളുടെ മാത്യക പിന്‍പറ്റി ജീവിക്കാന്‍ ശ്രമികുന പുതിയ തലമുറയെ കാണുബോള്‍ പഴഞ്ചന്‍ ചിന്തഗതികാര്ക് വിമ്ഷടം സ്വാഭാവികം വെറും വെള്ളിയാഴ്‌ച കുതുബ നടത്തി ഒരു തലമുറയെ എലാവിധത്തിലും ഷണ്ടികരിച്ച രീതിയില്‍ നിനും പുതിയ മാറ്റം പലരെയും ആലോഷരപെടുതും മടവൂരികളുടെ കുപ്രസിദ്ധമായ ഹദീസ്‌ നിഷേദം ഒരുഭാഗത്ത്‌ തകൃതിയില്‍ നടകുബോള്‍ അതിനെ കണ്ടില്ല എന്ന് നടിച്ചു മാത്രമല്ല അതിനെ തള്ളുകയും തെരുവില്‍ ഇട്ടു പരിഹസികുകയും അതിനെ പറ്റി സിനിമ ഇറകുകയും ചെയ്തത് താങ്കള്‍ക്ക് ഒരു വിഷമവും ഉണ്ടാകാത്തത് ആശ്ചര്യം ഏതാണ് താങ്കള്‍ ആ ലേഖനത്തില്‍ കണ്ട നന്മ സലഫകളുടെ പാത എനു പറഞ്ഞാല്‍ ആതിക ബീവിയേ (റ) ഉമര്‍ ഖതാബ്‌(റ) വിവാഹാലോചന നടത്തിയപ്പോള്‍ അവര്‍ക്ക് അഞ്ചു നേരവും മസ്ജില്‍ പോയി നമ്സ്കരികണം എന്നത് അലെ? അപ്പോള്‍ അത് ത്രീവതയാണോ താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതുപോലെ ഒരു നല്ല തകവയുള്ള പെണ്‍കുട്ടി തന്റെ ഭാവി വരന്റെ കുറിച്ചുള്ള ഇസ്ലാമികമായി ഒരു പുരുഷന്‍ നിര്‍ബന്ധമായും ചെയേണ്ട താടിയും വസ്ത്ര ധാരണവും വളരെ കൃത്യമായി പാലികുന ഒരു സാലിഹായ വരനെ ആഗ്രഹിച്ചാല്‍ ഇനെത്തെ കാലം ഫാഷന്റെയും അനുകരനതിന്റെയും ഒളിചോടളിന്റെയും കാലത്ത് പല മുസ്ളീ പെണ്‍കുട്ടികളും താടിയുള്ള ആണ്‍കുട്ടികളെ ഭയത്തോടെ വീക്ഷികുകയും മാത്രമല അത്തരം ആളുകളെ വരാനായി സ്വീകരിക്കാന്‍ വിസമതികുകയും ചെയുന്ന കാലഘടതിലാണ് ഞമ്മള്‍ ജീവികുന എന്ന ദുഃഖ സത്യം താങ്കള്‍ക്ക് അറിയാത്തത്‌ അല്ലാലോ @ Shajeer മാശാ അല്ലാഹ് വളരെ നല്ല മറുപടി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ.. ‌@ അബു അനീസ് അതെ, അല്ലാഹു അവരെ നന്നാക്കട്ടെ.. @ ആദർഷം മാശാ അല്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ.. താടിയിലെ രോമം അങ്ങിനെ തന്നെ കീപ്‌ ചെയ്യുന്നതില്‍ കാണിക്കുന്ന സൂക്ഷ്മത ജീവിതത്തില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന "രാഷ്ട്രീയത്തിന്റെ" കാര്യങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സമൂഹം എന്നെ മാതൃക സമൂഹമായേനെ ! നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി, സൃഷ്ടാവ് ഹറാം (സാമൂഹിക തിന്മകളെ ആക്കിയതിനെ (മദ്യം, പലിശ, ലോട്ടറി etc ഹലാല്‍ ആക്കി വളര്‍ത്തി കൊണ്ട് വരുമ്പോള്‍ മലീമാസമായി വരുന്ന ഭൂമിയില്‍ വസ്ത്രം കേറ്റി നടക്കുന്നതിന്റെ "കര്‍മ ശാസ്ത്ര" ഗവേഷണം സൃഷ്ടാവിന്റെ മുമ്പില്‍ പരിഹാസ്യമായിരിക്കും എന്ന തിരിച്ചറിവ് ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. താങ്കളുടെ പ്രൊഫൈല്‍ ഇങ്ങിനെ പറയുന്നു സർവ്വലോക രക്ഷിതാവിന്റെ കല്പനകൾ അനുസരിച്ചു മാത്രം ജീവിക്കണമെന്നാഗ്രഹിക്കുന്നു.” എങ്കില്‍ താങ്കള്‍ നിലനിര്‍ത്തുന്ന മേല്‍ പറഞ്ഞ കാര്യങ്ങളിലെ “”കല്‍പ്പന”” എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാം ! @ അനോണി ആമീൻ സന്ദർശനത്തിനു നന്ദി @ നാജ്ക: മദ്യത്തെയും പലിശയെയും വളരെ നിഷിധമായി തന്നെ ഞങ്ങൾ എതിരക്കാറുണ്ടല്ലോ നാജ്ക അതൊന്നും കേൾക്കാറില്ലേ.? പിന്നെ രാഷ്ട്രീയം ഇവിടെ പ്രധാന വിഷയം തൌഹീദും സുന്നത്തുമാണ്. ചിലർ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിച്ച് തൌഹീദിൽ മായം ചേർക്കുന്നു മറ്റു ചിലർ ഹദീഥിനെ പരിഹസിച്ച് സുന്നത്തിനെ കൊച്ചാക്കുന്നു അതു കഴിഞ്ഞിട്ടേ ഞങ്ങൾക്ക് മറ്റെന്തെങ്കിലുമുള്ളൂ ഇസ്ലാമിൽ രാഷ്ട്രീയമുണ്ട്, എന്നാൽ ഇസ്ലാം എന്നാൽ രാഷ്ട്രീയമല്ല. സർവ്വ ലോക രക്ഷിതാവിന്റെ കല്പനകളാണ് ഖുർ’ആൻ മുഴുവൻ അതനുസരിച്ച് ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു എന്നാണു പറഞ്ഞത്.. റിയാസ്കാ ജിന്ന് അടിച്ചിറക്കുന്നതിനു തെളിവില്ല അതിനാൽ അങ്ങനെ ഒരു വരനെ വേണമെന്നാരും പറയുകയുമില്ല ശിർക്കിനു ഖുർ;ആൻ ആയത്തുകൾ ഓതി അവരെ ഈമാനികമായി സംസ്കരിക്കുന്ന വരനെ വേണമെന്ന് ആർക്കും ആശിക്കാം താടി ഇസ്ലാമിന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സൂറത്തു അഹ്സാബിലെ 21-ആം ആയത്തിനെ കുറിച്ചെന്ത് പറയാനുണ്ട്? എനിക്ക് പറയാനുള്ളത് താടി വടിക്കുന്നതിനെ കുറിച്ചോ താടി വൃത്തിയിൽ വെക്കുന്നതിനെ പറ്റിയോ വികൃതമാക്കി ചറപറ വളർത്തുന്നതിനെ കുറിച്ചോ അല്ല. ഇതിൽ മൂന്നാമത്തേതിനെ ബാസിലും അംഗീകരിക്കുന്നില്ല എന്ന് മുകളിലെ കമന്റുകളിലൂടെ മനസ്സിലായി. വൃത്തിയായി താടി പരിപാലിച്ചുകൊണ്ട് കൊണ്ടു പോവുന്നത് നല്ല മാതൃകയും അന്തസ്സാണെന്നുമാണ് എനിക്കഭിപ്രായം. അങ്ങനെ വൃത്തിയിൽ താടി വളരാത്തവർ ഉള്ള താടി അലങ്കോലമായി വളർത്തുന്നതിനോടും യോജിപ്പില്ല. ഒരാൾ താടി വടിച്ചെന്ന് വെച്ച് അയാളെ ദീനിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനും ദീനുൽ ഇസ്ലാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. താടിയെ ഒരു സംഘടന പ്രോൽസാഹിപ്പിക്കുന്നതും തെറ്റാണെന്ന് പറയാനാവില്ല. അതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ നിഷേധിക്കുകയോ തള്ളിക്കളകയോ ആവശ്യവുമില്ല എനിക്ക് പറയാനുള്ളത് ഇതൊക്കെ വെച്ച് മറ്റൊരു കാര്യമാണ്. താടി എന്ന സുന്നത്തിന് വേണ്ടി വാദിക്കുന്നതിനിടക്ക് വിസ്മരിച്ചു പോവുന്ന മറ്റു ചില പ്രധാന സുന്നത്തുകളും വാജിബുകളും മറന്നു പോവരുത്.ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ ഇഷ്ടപ്പെടുന്നില്ല. മുസ്ലിം സമൂഹത്തെ മധ്യമ സമൂഹമായി പ്രഖ്യാപിച്ചതും അവർ ഓരത്ത് നിൽക്കുന്നവരല്ല എന്നർഥത്തിലാണ്. ഇത്തരം വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ കാണാതിരുന്നു കൂടാ. @ സുഹൈറലിക്ക ആദ്യമായി ബോഗ്ഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി അറിയിക്കുന്നു.. താടി വടിക്കുന്നത് ഹറാമാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാൽ നാലു മദ്’ഹബുകൾ ഈ വിഷയത്തിൽ ഒരേ അഭിപ്രായക്കാരാണ്. ഹറാമാണെന്ന് തന്നെ അവർ പറയുന്നു അതവിടെ നിൽക്കട്ടെ, ഇവിടെ വിഷയം സുന്നത്താണോ അല്ലേ എന്നതാണ്. സുഹൈർക്കയും മറ്റു മടവൂരി സുഹൃത്തുക്കളും അത് സുന്നത്താണെന്ന് സമ്മതിച്ചിട്ടുണ്ട് അവിടെയാണെന്റെ ചോദ്യം, “ഈ സുന്നത്തിനെ പരിഹസിച്ച, നിസ്സാരവൽകരിച്ച സുല്ലമിയുടെ വിധിയെന്ത്?” സുന്നത്തിനെ പരിഹസിക്കാൻ പാടുണ്ടോ?? പിന്നെ, അൽ ഇസ്ലാഹ് ഞാനും വായിച്ചിട്ടുണ്ട്, അതൊരിക്കലും “തീവ്രവാദമല്ല” കാരണം താടിയെന്ന സുന്നത്തിനെ പരിഹസിച്ച സുല്ലമിക്ക് പ്രമാണങ്ങളുദ്ധരിച്ച് കൊടുത്ത് മറുപടിയാണ്. അതിൽ പണ്ഡിതന്മാരുടെ ഉദ്ധരണികൾ കൊടുത്തിട്ടുമുണ്ട്. താടി വടിക്കൽ ഹറാമാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരും അക്കൂട്ടത്തിലുണ്ട് എന്ന് മാത്രം.. പിന്നെ തൌഹീദ് പ്രബോധനം തന്നെയാണ് നാം മുഖ്യമായി ചെയ്യേണ്ടത്. ലോകത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം ഇസ്ലാമാണ്. ഉദാഹരണത്തിനു, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ അത് നാം ലോകത്തോട് പറയേണ്ടതു തന്നെ യാതൊരു സംശയവുമില്ല, എന്നാൽ മുഖ്യസ്ഥാനം തൌഹീദിനു തന്നെ, കാരണം അതാണടിത്തറ അതില്ലെങ്കിൽ പിന്നെ ഒരാൾ പലിശ കൊടുത്തില്ലെങ്കിലും മറ്റെന്ത് ചെയ്താലും യാതൊരു കാര്യവുമില്ല. ശിർക്ക് അമലുകളെ നശിപ്പിക്കും അതിനാൽ അതിനു തന്നെ പ്രാധാന്യം.. എന്ത് പറ്റി authere നാവിറങ്ങിപ്പോയോ ? എടോ അനോണീ അത് സുഹൈറലി അദ്ദേഹം ചെയ്ത കമന്റ് ഡിലീറ്റ് ചെയ്തു എന്നതാണ് അത് പോലും മനസ്സിലാക്കാതെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിക്കുന്നതിനു മുൻപ് നിന്റെ സുല്ലമിയുടെ വിധിയിങ്ങ് പറഞ്ഞു താ Dear Bro ഏതൊക്കെ ഹദീസുകൾ സലാംസുല്ലമി നിഷേധിച്ചു എന്ന് നമ്പർസഹിതം പറയാൻ ധൈര്യം കാണിക്കണം ഷെയ്ഖ് അല്ബാനിയും ഇബ്നു ബാസും ഒസൈമിയും തുടങ്ങി പല പണ്ഡിതന്മാരും പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ വെച്ച് പുലര്തുന്നവരായിരുന്നു എന്നും എന്നാല്‍ അതിന്റെ പേരില്‍ ഇബ്നു ബാസിനെ അനുകൂലിക്കുന്നവര്‍ ബാസിയാക്കാലോ, ഉസൈമിനെ അനുകൂലിക്കുന്നവര്‍ ഉസൈമിയാക്കാലോ ആയില്ലെന്നും കുഞ്ഞി മുഹമ്മദ്‌ പറപ്പൂര്‍ എടവണ്ണ കൊണ്സിലില്‍ പ്രസങ്ങിക്കുന്നു. അഭിപ്രായ വ്യത്യാസം സഹാബികളുടെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപ്പോള്‍ ഒരു സംശയം ഒരാളെ ഹദീസ്‌ നിഷേധി എന്ന് പറയണമെന്കില്‍ ഏതെന്കിലും ഹദീസുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ മതിയോ. അങ്ങിനെയെങ്കില്‍ സഹാബികളുടെ ഇടയില്‍ ഒരേ വിഷയത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളതായി നാം വായിച്ചിട്ടുണ്ട്. അപ്പോള്‍ അവരെല്ലാം ഹദീസ്‌ നിഷേധികളുടെ ഗണത്തില്‍ പെടുമോ. സലാം സുല്ലമി ഹദീസ്‌ നിഷേധി ആണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിങ്ങള്‍ മുജാഹിത്‌ സെന്ററിലൂടെ ഇപ്പോഴും വില്പന നടത്തുന്നത്. താടി സലഫികളുടെ ഒരു ഐഡന്റിടി ആവുന്നതിനോട്‌ എന്തിനു വലിയ എതിര്‍പ്പ് എന്ന് താന്കള്‍ ചോദിക്കുന്നു. സഹോദരാ താങ്കള്‍ ഐടെന്റിടി എന്നത് കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലായില്ല. വ്യക്തിത്വം, തിരിച്ചറിവ് എന്നെല്ലാമാനല്ലോ അതിന്റെ അര്‍ഥം. താടി നമ്മുടെ പല ആളുകളെക്കാളും നല്ല രീതിയില്‍ മുസ്ലിംകള്‍ അല്ലാത്ത പലരും വെക്കുന്നുണ്ടല്ലോ. അപ്പോള്‍ താടിയാണ് നമ്മുടെ ഐടെന്റിടി എന്ന് പറയാമോ. മുസ്ലിംകളെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത് നമസ്കാരം ആണെന്നാണ്‌ മുഹമ്മദ് നബി നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. മകള്‍ക്ക് ഭര്‍ത്താവ് ആയി കിട്ടുന്നവന്‍ നമസ്കരിക്കുന്നവനോ അല്ലെങ്കില്‍ സകാത്ത്‌ കൊടുക്കുന്നവാനോ ആകണം എന്നല്ലേ ഒരു സലഫി കരുതേണ്ടത്. അല്ലാതെ താടി ഇത്രയ്ക്കു വളര്ന്നവനെ വേണം, തുണി ഇത്രയ്ക്കു ഉടുക്കുന്നവനെ വേണം എന്നെല്ലാം പറയുന്നത് കാണുമ്പോള്‍ ഒരു തീവ്രത -അറബിയില്‍ ഉലുവ്വ് അതില്‍ കാണുന്നില്ലേ. ആരാധനയില്‍ പോലും നിങ്ങള്‍ തീവ്രത കാണിക്കരുത് എന്ന ഹദീസ്‌ താങ്കള്‍ കണ്ടിട്ടില്ലേ. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌ Chapter 59:7) എഴുത്ത്, പ്രസംഗം, ഗാനരചന, കഥാരചന, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയ്യൊടിഞ്ഞ് കിടക്കേണ്ടി വന്നു അങ്ങനെയാണീ ബ്ലോഗിംഗ് തുടങ്ങിയത് ഇനിയൊന്നും പറയണ്ട സഹിച്ചേ മതിയാകൂ ഫ്യൂഡല്‍ സമൂഹഘടനയിലേക്കും ജീര്‍ണിച്ച മതസങ്കല്പങ്ങളിലേക്കും പൊതുസമൂഹത്തെ തിരിച്ചു കൊണ്ടുപോവാനുള്ള ശ്രമത്തെ പടിവാതിലിനു പുറത്തു നിര്‍ത്താനുള്ള ആര്‍ജവം മലയാളി ഇന്നും നിലനിര്‍ത്തുന്നു. വലിയ വ്യാജ പ്രചരണങ്ങള്‍കൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും മലയാളി മനസിനെ വശംവദരാക്കാന്‍ എന്തുകൊണ്ടാണ് മതമൗലികവാദികള്‍ക്ക് ഇന്നും കഴിയാതെ പോവുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മലയാളിയുടെ മനസില്‍ രൂഢമൂലമായിരിക്കുന്ന ‘മനുഷ്യന്‍’ എന്ന സങ്കല്പത്തിലേക്കാണ് എത്തിച്ചേരുക. എന്താണ് മലയാളിയുടെ മനുഷ്യസങ്കല്പം? എങ്ങനെയാണ് മലയാളിയുടെ മനുഷ്യസങ്കല്പം മതാതീതമായ മാനവികതയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുന്‍തലമുറകളില്‍ നിന്ന പകര്‍ന്നു കിട്ടിയ നവോത്ഥാനമൂല്യങ്ങള്‍ കാരണം എന്നാണ്. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ മലയാളിയെ പഠിപ്പിച്ചത് നവോത്ഥാനപ്രസ്ഥാനമാണ്. അവന്റെ ജീവിത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി അവന്റെ കഷ്ടപ്പാടുകള്‍ക്ക് കാരണമായ ഭൗതികസാഹചര്യങ്ങളെ തിരുത്തുക എന്ന ആശയത്തിലേക്ക് മലയാളി എത്തിച്ചേരുന്നത് വെെകുണ്ഠസ്വാമികളിലൊ, അതിനും മുമ്പോ ആരംഭിച്ച് നാരായണ ഗുരുവിലൂടെയും ചട്ടമ്പിസ്വാമികളിലൂടെയും പിന്‍തുടര്‍ന്ന് അനേകം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും നവോത്ഥാന നായകരുടെയും നിരന്തരമായ പ്രവര്‍ത്തന ഫലമായി നവീകരിക്കപ്പെട്ട കേരളസമൂഹം, സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിക്കാന്‍ മാത്രം ഉച്ചനീചത്വങ്ങള്‍ നടമാടിയിരുന്ന അവസ്ഥയില്‍ നിന്ന് ‘മനുഷ്യന്‍’ എന്ന പദത്തിന്റെ ആശയവ്യാപ്തി വീണ്ടെടുക്കുന്നത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്. നവോത്ഥാന കാലഘട്ടം മലയാളിയെ ഭൗതികമായും ആത്മീയമായും ഉയര്‍ന്നതലങ്ങളിലേക്ക് നയിച്ചു. ശ്രീനാരായണഗുരു മലയാളിയുടെ സാമൂഹ്യബോധത്തെയും നീതിബോധത്തെയും ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ഇന്നും പൂര്‍ണമായി അപഗ്രഥിക്കപ്പെട്ടിട്ടില്ല. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം, എന്ന ലളിതമായ ഗുരുവചനത്തിന്റെ വ്യാപ്തി നിര്‍ണയിക്കുക ക്ഷിപ്രസാധ്യമല്ല. വാടപ്പുറം ബാവ എന്ന കയര്‍ ഫാക്ടറി മൂപ്പന്‍ കയര്‍ തൊഴിലാളികളുടെ ദയനീയ ജീവിതാവസ്ഥകള്‍ ഗുരുവിനെ കണ്ട് അറിയിച്ചപ്പോള്‍ ‘സംഘടിക്കുവാനും സംഘടനയിലൂടെ ശക്തരാവാനുമാണ് ഗുരു ഉപദേശിച്ചത്. ഗുരു പകര്‍ന്നുനല്കിയ ഊര്‍ജത്തിന്റെ കൂടി ഫലമായാണ് 1922 മാര്‍ച്ച് 31ന് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപം കൊള്ളുന്നത്. സ്വാമി സത്യവ്രതനെ തന്റെ പ്രതിനിധിയായി ഗുരു സമ്മേളനത്തിലേക്ക് അയക്കുകയും ചെയ്തു. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തിലെ എല്ലാ തൊഴില്‍ മേഖലകളിലും തൊഴിലാളി സംഘടനകളുണ്ടായി, കേരളമൊട്ടാകെ കര്‍ഷകപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. 1930കളില്‍ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കുവാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 1939 ഡിസംബര്‍ മാസത്തില്‍ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകൃതമായതും ജന്മിത്വവും ഉച്ചനീചത്വങ്ങളും കേരളസമൂഹത്തില്‍ നിന്നും പിഴുതെറിയപ്പെട്ടതും 1957ലെ ആദ്യ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ അധികാരത്തിലെത്തിയതും കുടികിടപ്പവകാശം അനുവദിച്ച് അധഃസ്ഥിതരെ അവരുടെ സ്വന്തം മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ പര്യാപ്തരാക്കിയതും ചരിത്രം. ഈ ചരിത്ര പശ്ചാത്തലത്തില്‍ സ്വതന്ത്രചിന്തയുടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് വളര്‍ന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായും സാമൂഹ്യപരിവര്‍ത്തനത്തിനായും ഒരേസമയം പടപൊരുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ചെറുപ്പക്കാര്‍ മൗലികമായി ചിന്തിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ചോദിക്കാനും പറയാനും മലയാളി മടിക്കുന്ന, ഭയക്കുന്ന മൗലികമായ ചോദ്യങ്ങള്‍ ചോദിക്കപ്പെടുകയും അവ പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തു. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ നീതിക്കുവേണ്ടി ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും ശരിയായ ഉത്തരങ്ങളിലെത്തുകയും ചെയ്തു. രാഷ്ട്രീയമായി രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായും ക്ഷേത്രപ്രവേശനം, അയിത്തോച്ചാടനം അനാചാരങ്ങള്‍ ഉപേക്ഷിക്കല്‍ തുടങ്ങി മതപരവും സാമൂഹ്യവുമായ നീതിക്കുവേണ്ടിയും നടത്തിയ പ്രക്ഷോഭങ്ങള്‍ വിജയിച്ചു. ആ ഭൂമിയിലാണ് സാറാമ്മയുടെ കേശവന്‍നായര്‍ ‘ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്ന് സാറാമ്മയോട് ചോദിക്കുന്നത്. 1943ല്‍ മലയാള സാഹിത്യത്തിലെ വര്‍ണവ്യവസ്ഥയെയും വ്യവസ്ഥാപിത ഭാഷയെയും കീഴ്‌മേല്‍ മറിച്ചുകൊണ്ട് കടന്നുവന്ന വെെക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കഥയുടെ ആദ്യ വരികള്‍. കേശവന്‍ നായര്‍ക്ക് സാറാമ്മയോടുള്ള പ്രണയത്തില്‍ മറ്റൊന്നും തന്നെ കടന്നുവരുന്നില്ല. ‘നായര്‍ ക്രിസ്ത്യാനിയേയും ക്രിസ്ത്യാനി നായരേയും മുസല്‍മാന്‍മാരേയും നമ്പൂതിരിമാരേയും ഈഴവരേയും ക്രിസ്ത്യാനിയേയും സ്ത്രീധനം കൂടാതെ വിവാഹം ചെയ്യണം’ എന്ന് കേശവന്‍ നായരിലൂടെ ബഷീര്‍ പറഞ്ഞുവച്ചപ്പോള്‍ എണ്‍പത് വര്‍ഷം മുമ്പുള്ള കേരളത്തിലെ പൊതുസമൂഹം സഹര്‍ഷം സ്വീകരിക്കുകയാണുണ്ടായത്. പ്രേമലേഖനത്തിന്റെ കോപ്പി ആരും കത്തിച്ചില്ല. ബഷീറിന്റെ പ്രശസ്തമായ കൊച്ചി ബോട്ടുജെട്ടിക്കടുത്ത ബുക്ക് സ്റ്റാള്‍ ആരും ഉപരോധിച്ചില്ല. സാറാമ്മയുടെയും കേശവന്‍ നായരുടെയും ‘മധുരസുരഭിലമായ നിലാവെളിച്ചം’ പോലെയുള്ള പ്രണയം മലയാളി മനസാവരിച്ചു. ഇതുകൂടി വായിക്കാം; സ്വേച്ഛാധിപത്യം അരക്കിട്ടുറപ്പിക്കുന്ന പ്രതിലോമ നടപടികള്‍ മലയാളിയുടെ മാനസികവ്യാപാരങ്ങളിലേക്ക് നവോത്ഥാനമൂല്യങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രസരിപ്പിച്ച വെളിച്ചത്തിന്റെ, ശുദ്ധവായുവിന്റെ ദൃഷ്ടാന്തങ്ങളാണ് കേശവന്‍നായരും സാറാമ്മയും. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹെെസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളജ് ജീവിതമാരംഭിക്കുന്നതിന് മുമ്പുള്ള ഇടവേളയില്‍ എറണാകുളം നഗരം കാണാനെത്തിയ ഒരു കുട്ടി കൊച്ചി ബോട്ടുജെട്ടിയിലെ ‘ബഷീര്‍’ ബുക്‌സ്റ്റാളിനു വെളിയില്‍ ഭയം കലര്‍ന്ന ആദരവോടെ, നേരിട്ട് സംസാരിക്കാന്‍ ധെെര്യം കിട്ടാതെ, ടാറ്റാപുരം സുകുമാരനോട് സംസാരിക്കുന്ന ബഷീറിനെ നോക്കിനിന്നു. ബഷീര്‍ കഥകള്‍ വായിച്ച്, വീണ്ടും വായിച്ച് കഥാപാത്രങ്ങളോട് സംവദിച്ച് ഇതുപോലെ ഗദ്യകവിതകള്‍ ഞാനുമെഴുതും എന്ന് തീരുമാനിച്ച ആ കുട്ടി എം ടി വാസുദേവന്‍ നായര്‍ എന്ന വലിയ കഥാകാരനും പത്രാധിപരുമൊക്കെയായി വളര്‍ന്നു. എം ടിയുടെ കഥകള്‍ മിക്കവാറും യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെ പിടിച്ച്, ജീര്‍ണിച്ചു തകര്‍ന്ന നായര്‍ തറവാടുകളെക്കുറിച്ചായിരുന്നു. വെളിച്ചം കയറാത്ത മുറികളില്‍, വെളിച്ചം കയറാത്ത സമൂഹത്തില്‍ ഒരിറ്റ് ശുദ്ധവായുവിനായി ഉഴറിയ മനുഷ്യരെക്കുറിച്ചായിരുന്നു. നാലുകെട്ടും അസുരവിത്തും കാലവുമൊക്കെ എഴുതുന്നതിന് മുമ്പ് 1956ല്‍ എം ടി ‘പള്ളിവാളും കാല്‍ചിലമ്പും’ എന്നൊരു ചെറുകഥ എഴുതി. ജീവിതം മുഴുവന്‍ പരമ്പരാഗതമായി ലഭിച്ച വെളിച്ചപ്പാടിന്റെ ജോലി ചെയ്ത് പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ബലിക്കല്ലില്‍ ജീവിതം ഹോമിച്ച വെളിച്ചപ്പാട്. മക്കളുടെ പട്ടിണിമാറ്റാന്‍, ചികിത്സിക്കാന്‍ വഴിയില്ലാതെ പള്ളിവാളും കാല്‍ചിലങ്കയും പഴയ ഓട്ടുപാത്രങ്ങളുടെ വിലയ്ക്ക് തൂക്കിവില്‍ക്കാനൊരുങ്ങുന്ന വെളിച്ചപ്പാടിലാണ് ആ കഥ അവസാനിക്കുന്നത്. 1973ല്‍ ‘നിര്‍മ്മാല്യം’ എന്ന സ്വന്തം ചലച്ചിത്രത്തിന്റെ തിരക്കഥയായി എം ടി ഈ കഥ ഉപയോഗിച്ചു. തന്റെ വ്യര്‍ത്ഥ ജീവിതത്തിന്റെ അവസാനം വിഗ്രഹങ്ങള്‍ ഒന്നും തന്റെ രക്ഷക്കെത്തില്ല എന്ന തിരിച്ചറിവില്‍ വിഗ്രഹത്തിനുനേരെ ചോരതുപ്പുന്ന വെളിച്ചപ്പാട്, ജീര്‍ണിച്ച യാഥാസ്ഥിതികതയുടെ മുഖത്തേക്കാണ് ആഞ്ഞുതുപ്പുന്നത്. കാലഹരണപ്പെട്ട യാഥാസ്ഥിതിക മൂല്യങ്ങളെ അവജ്ഞയോടെ തിരസ്കരിക്കുക എന്ന സന്ദേശമാണ് ഈ കഥ നല്കുന്നത്. ബഷീറിനെയും എംടിയെയും ഒ വി വിജയനെയും വികെഎന്നിനെയും മാധവിക്കുട്ടിയെയും അതുപോലെ സാമൂഹ്യ തിന്മകളെ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ച അനേകമനേകം എഴുത്തുകാരുടെ അനുവാചകരായിരുന്നു സാമൂഹ്യജീര്‍ണതകളെ അവരോളം തന്നെ നിരാകരിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളികളുടെ പൊതുസമൂഹം. ക്ഷീരപഥത്തിലോ, സൗരയൂഥത്തിലോ, അണ്ഡകടാഹത്തിലോ മറ്റാര്‍ക്കും തന്നെ അവകാശമില്ലാത്ത താന്‍ വില കൊടുത്തുവാങ്ങിയ രണ്ടേക്കര്‍ പറമ്പിന്റെ അവകാശം തനിക്കല്ല ‘ജീവികളായ സര്‍വജീവികളും ഭൂമിയുടെ അവകാശികള്‍’ എന്ന് ബഷീര്‍ എത്തിച്ചേര്‍ന്ന നിര്‍മമത്വത്തിലേക്ക് വളരാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു തിരിച്ചുപോക്കിനൊരുങ്ങുകയാണോ എന്നത് ഭയപ്പെടുത്തുന്ന ഒരു ദുഃസ്വപ്നമാണ്. കേരളസമൂഹത്തെ കൊടിയ അജ്ഞതയിലും അവസാനിക്കാത്ത ദുരിതങ്ങളിലും നൂറ്റാണ്ടുകളോളം തളച്ചിട്ട, ഭ്രാന്താലയമാക്കി മാറ്റിയ സാമൂഹ്യതിന്മകള്‍ വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ ‘മനുഷ്യന്‍’ എന്ന സങ്കല്പത്തിന് മങ്ങലേല്‍ക്കാതെ ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായി സൂക്ഷിക്കുവാന്‍ നമ്മള്‍ കാമ്പുള്ള വായനയിലേക്കും തെളിഞ്ഞ ചിന്തയിലേക്കും തിരിച്ചുപോകേണ്ടിയിരിക്കുന്നു. ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ നൂറുദിന കർമ്മ പരിപാടിയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന് സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി സമാധിയില്‍ നടന്ന 132-ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്തുള്ളവര്‍ നവോത്ഥാനരംഗത്തെ മലപ്പുറത്തിന്റെ മുന്നേറ്റം കുറച്ചുകാണുകയാണെന്നും പി.എന്‍. ഈശ്വരന്‍ പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരത്തിലടക്കം നേതൃത്വം കൊടുത്ത കേളപ്പനെ തള്ളിപ്പറഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മതവിവേചനം തിരിച്ചറിയണം. മലബാറിലെ സാമുദായിക നവോത്ഥാനത്തിനും ഹൈന്ദവ ഏകീകരണത്തിനും മുന്‍കൈ എടുത്തത് കെ.കേളപ്പനാണ്. 1921 ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടക്കം പലരുടേയും സ്മാരകം ഉയര്‍ന്ന മലപ്പുറത്ത് ദേശീയ സ്വാതന്ത്ര്യസമര സേനാനിയായ കെ.കേളപ്പനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സാമൂഹ്യനവോത്ഥാന രംഗത്തും ക്ഷേത്രപ്രവേശന സമരരംഗത്തും സജീവമായിരുന്നു കെ.കേളപ്പന്‍. മലപ്പുറം ജില്ലയില്‍ ഇതുവരെ ഉചിതമായ സ്മാരകം കെ.കേളപ്പന് വേണ്ടി നിര്‍മ്മിക്കാത്തത് രാഷ്ട്രീയ അജണ്ട കാരണമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം.ബാലകൃഷ്ണന്‍ പറഞ്ഞു. കേരളഗാന്ധി കെ.കേളപ്പന്റെ ഓര്‍മ്മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി കയ്യേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ഭൗതികശരീരം അടക്കം ചെയ്തത്. കേരള നവോത്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ കേളപ്പജിയുടെ സ്ഥാനം ഏറ്റവും മുകളിലാണ്. ജനനം മലബാറിലാണെങ്കിലും കേരളം മുഴുവന്‍ അദ്ദേഹത്തിന്റെ കര്‍മ്മമേഖലയായിരുന്നുവെന്നും നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് പറഞ്ഞു. എം.സി.വല്‍സന്‍, കെ.വിശ്വനാഥന്‍, കൃഷ്ണകുമാര്‍ ദേവാരത്തില്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ശിവദാസ് തവനൂര്‍, സര്‍വ്വോദയ മണ്ഡല പ്രവര്‍ത്തകന്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സമാധിഭൂമിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഗാന്ധിയന്മാരും സര്‍വ്വോദയപ്രവര്‍ത്തകരും കേളപ്പജി ശിഷ്യന്മാരും പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വ്യാസഭാരതത്തിലെ കര്‍ണന്‍ സംസ്‌കൃത വിവര്‍ത്തനം പ്രകാശനം ചെയ്തു സൈന്യത്തിന്റേത് മഹത്തായ സേവനം: രാജ്‌നാഥ് സിംഗ് ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാഭാവം:ഡോ. മോഹന്‍ ഭാഗവത് ഠേംഗ്ഡിജിയുടേത് പ്രേരണാദായകമായ ചിന്തകള്‍: ഭയ്യാജി ജോഷി ഡോ.മംഗളം സ്വാമിനാഥന്‍ പുരസ്‌കാരം ഗണേഷ് പുത്തൂരിന് വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ വിദ്യാഭ്യാസ പദ്ധതി- മുന്നേറ്റത്തിന്റെ പ്രതിദ്ധ്വനി ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | തുടര്‍ന്നു് തമിഴില്‍ വണ്ടിച്ചക്രം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിച്ചക്രത്തിലെ സില്‍ക്കു് എന്ന കാഥാപാത്രം സില്‍ക്കു് എന്ന പേരു് സ്മിതയ്ക്കു് സമ്മാനിച്ചു. ഇതില്‍ ഉപനായികയായിരുന്ന സ്മിതയുടെ വാ മച്ചാ വാ എന്ന ഗാനം തമിഴ് സിനിമാ പ്രേക്ഷകര്‍ക്കു് ലഹരിയായി. മയങ്ങുന്ന കണ്ണുകളും നനവാര്‍ന്ന ചുണ്ടുകളും മാദകഭാവങ്ങളുമായി സ്മിത പ്രേക്ഷക മനസ്സില്‍ നിറയുകയായിരുന്നു. മൂന്നാം പിറയിലെ നൃത്ത രംഗമാണു് സ്മിതയുടെ വഴിത്തിരിവായതു്. തുടര്‍ന്നു് സെക്സ് നടിയായി പേരെടുത്തു. മലയാളം, തമിഴ്, കന്നഡ തുടങ്ങി വിവിധഭാഷകളിലായി ധാരാളം ചിത്രങ്ങളില്‍ സ്മിത അഭിനയിച്ചു. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അഥര്‍വ്വം, തുളസീദാസിന്റെ ലയനം തുടങ്ങിയ ചിത്രങ്ങളില്‍ സ്മിത നായികയായിരുന്നു. മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ നായികയായും സ്മിത അഭിനയിച്ചിട്ടുണ്ടു്. ചിന്നാതായി, അന്‍ട്ര് പെയ്ത മഴ എന്നീ തമിഴ് ചിത്രങ്ങള്‍ സ്മിതയാണു് നിര്‍മ്മിച്ചതു്. അവസാന ചിത്രം സൂഭാഷാണു്. ഇവിടെ കുട്ടികള്‍ക്കായി കഥകള്‍ കവിതകള്‍, കുസൃതി ചോദ്യങ്ങള്‍ എന്നിവ നല്‍കുക. മക്കളെ പേരക്കുട്ടികളെ അതു കാണിക്കുവാന്‍ മറക്കല്ലേ. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം അതു പ്രവര്‍ത്തിക്കുന്നില്ലേ എയർ ഇന്ത്യ ഒടുവില്‍ സ്വകാര്യ മേഖലയിലേക്ക്. കടക്കെണിയിലായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റാ സണ്‍സും സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങും ഇന്നലെ സാമ്പത്തിക താല്പര്യപത്രങ്ങള്‍ സമര്‍പ്പിച്ചു. സാമ്പത്തിക താല്പര്യപത്രങ്ങള്‍ ലഭിച്ചതായും നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിന്‍ പാണ്ഡേ ട്വിറ്ററില്‍ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ വന്‍ ധനസമാഹരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍. 2018ൽ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളുടെ വില്പനയ്ക്കായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. കടുത്ത നിബന്ധനകളും വലിയ കടബാധ്യതയും തിരിച്ചടിയായി. തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം തയാറായത്. 2020 ജനുവരിയില്‍ വില്പനനീക്കം സജീവമാക്കിയെങ്കിലും കോവിഡ് പ്രതിസന്ധിയോടെ നടപടികള്‍ നീണ്ടു. അജയ് സിങ് സ്വന്തം നിലയിലാണ് താല്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റെടുക്കലിന് പുതിയ കണ്‍സോര്‍ഷ്യം രൂപീകരിക്കേണ്ടി വരും. ഇതിനാല്‍തന്നെ 89 വർഷങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പിന് തന്നെയാണ് മുന്‍ഗണന കല്പിക്കപ്പെടുന്നത്. ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു 1932 ല്‍ വിമാനക്കമ്പനി സ്ഥാപിച്ചത്. പിന്നീടിത് ടാറ്റ എയര്‍ലൈന്‍സ് ആയി പേരുമാറ്റി. 1946 ല്‍ എയര്‍ ഇന്ത്യ എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. 1953 ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്‍മാന്‍ ആയി തുടരുകയും ചെയ്തു. പിന്നീട് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് വിസ്താര എന്ന സംയുക്ത സംരംഭം ടാറ്റ ഗ്രൂപ്പ് തുടങ്ങി. എയര്‍ ഏഷ്യയിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ രണ്ട് കമ്പനികളും ലേലത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. സാമ്പത്തിക താല്പര്യപത്രത്തില്‍ ഏറ്റവും ഉയര്‍ന്ന എന്റര്‍പ്രൈസസ് വാല്യു(ഇവി) വാഗ്ദാനം ചെയ്യുന്ന കമ്പനിക്കായിരിക്കും വില്‍ക്കുക. ഇതിന്റെ 15 ശതമാനം തുക ഒന്നാംഘട്ടത്തില്‍ പണമായി നല്‍കണം. ബാക്കിയുള്ള തുക നിശ്ചിത കാലാവധിയില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയാല്‍ മതിയാകും. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളും വില്പനയില്‍ ഉള്‍പ്പെടുന്നു. കൂടാതെ മുംബൈയിലെ എയര്‍ ഇന്ത്യ മന്ദിരവും ഡല്‍ഹിയിലെ എയര്‍ലൈന്‍സ് ഹൗസും വിവിധ നഗരങ്ങളിലായി എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളുമെല്ലാം ഇടപാടില്‍ ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് എന്നിവയും വില്പന കരാറിന്റെ ഭാഗമാണ്. നിലവില്‍ 4,400 ആഭ്യന്തര, 1,800 രാജ്യാന്തര ലാന്‍ഡിങ്-പാര്‍ക്കിങ് സ്ലോട്ടുകള്‍ എയര്‍ ഇന്ത്യയുടെ പക്കലുണ്ട്. ഇവയില്‍ 900 എണ്ണം വിദേശരാജ്യങ്ങളിലാണ്. ട്രൈബ്യൂണലുകളിലെ നിയമനം: സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം ഹരിത വിവാദം കത്തുന്നു; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പി പി ഷൈജലിനെ പുറത്താക്കി അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു വായു സഞ്ചാരം കുറഞ്ഞ മുറിയില്‍ മുഖാവരണം ധരിക്കണം; വ്യായാമം ചെയ്യുമ്പോള്‍ വേണ്ട WHO നിര്‍ദേശങ്ങൾ ഇങ്ങനെ ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു ദേവാലയങ്ങൾ അടച്ചിട്ടില്ലെങ്കിൽ ആക്രമിക്കും: നൈജീരിയൻ ക്രൈസ്തവർക്ക് മുന്നറിയിപ്പുമായി ഫുലാനി തീവ്രവാദികള്‍ ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു. പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും ഇമ്മാനുവേല്‍ മിഷന്‍ വാര്‍ഷിക സമ്മേളനം ഒക്.29-31 വരെ ശാരോന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വന്‍ഷന്‍ നവം. 25 മുതല്‍ ഡിസം. 1 വരെ യുപിസി ഐക്യ പ്രാര്‍ത്ഥനാസമ്മേളനം ഒക്. 6 ന് ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിച്ചാൽ ഇനി പിടിവീഴും അപകടങ്ങള്‍ കൂടുന്നു; റെയില്‍ പാളം മുറിച്ചു കടന്നാല്‍ ആറു മാസം തടവും 1000 രൂപ പിഴയും ഉറപ്പ്; നടപടി കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ‍ റിസര്‍വേഷനില്ലാത്ത തീവണ്ടികളില്‍ ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റ്‌ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’ വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട് ചലച്ചിത്ര–സീരിയൽ നടി കോഴിക്കോട് ശാരദ അന്തരിച്ചു വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അഞ്ജു ബോബി ജോര്‍ജിന് സൂപ്പര്‍ ബൗള്‍ ചാമ്പ്യനായ സ്റ്റീഫന്‍ വിസ്‌നെവ്‌സ്‌കി എന്‍ എഫ് എല്‍ നിന്ന് വിരമിച്ച് പാസ്റ്ററാവുന്നു; പ്രഖ്യാപനവുമായി താരം പി.എസ് ശ്രീധരൻ പിള്ള ഇനി മിസോറാം ഗവർണർ ഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളക്ക് സ്ഥാനചലനം. മിസോറാം ഗവര്‍ണറായാണ് പി.എസ് ശ്രീധരന്‍പിള്ളയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ജമ്മു കശ്മീരിലും ലഡാക്കിലും ലഫ്റ്റണന്റ് ഗവര്‍ണര്‍മാരെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മു ജമ്മു കശ്മീരിലെയും രാധാകൃഷ്ണ മാതൂറിർ ലഡാക്കിലെയും ലഫ് ഗവര്‍ണർമാരാകും. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണറായിരുന്ന സത്യപാല്‍ മല്ലിക്കിന് ഗോവയുടെ ചുമതല നൽകി. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തെ തുടർന്ന് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. അതേസമയം തനിക്ക് കിട്ടിയ അംഗീകാരം ജനസേവനത്തിനുള്ള ഉപാധിയായി കാണുന്നുവെന്നും പാര്‍ട്ടി എടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ശ്രീധരന്‍ പിള്ളയെ കൂടാതെ കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും 2018-19-ൽ അന്നത്തെ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുമാണ് മുമ്പ് മിസോറാം ഗവര്‍ണര്‍മാരായിരുന്ന മലയാളികൾ. അതേസമയം ശ്രീധരൻ പിള്ള സ്ഥാനം ഒഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പാർട്ടിയിൽ സജീവമായി. യുവനേതാക്കളായ കെ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവരെ കൂടാതെ കുമ്മനം രാജശേഖരനും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്. ശോഭാ സുരേന്ദ്രന്റെ പേരും സജീവമാണ്. മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക കേരളം പരിശോധിക്കും. ഗുജറാത്തിലെ സാഹചര്യം അടക്കം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിക്ക് ഗതാഗത മന്ത്രി നിർദ്ദേശം നല്‍കി. 16 ന് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദ്ദേശം. റിപ്പോർട്ട് കിട്ടിയ ശേഷം കേന്ദ്രത്തിന് കത്തയക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഓർഡിനൻസിൽ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നീക്കം. മോട്ടോർ വാഹന നിയമ ഭേദഗതി 6 സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടില്ല. അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ ഈ നിയമം നടപ്പാക്കാതെ വച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ നടപ്പാക്കാത്ത നിയമം ഇവിടെ തിടുക്കത്തിൽ നടപ്പാക്കിയത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് പുനപരിശോധനയ്ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഗതാഗതം നിയമം ലംഘിക്കുന്നതിനുള്ള പിഴ തുക അമ്പത് ശതമാനമായി കുറച്ച ഗുജറാത്ത് സർക്കാരിന്‍റെ മാതൃക പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വലിയ പിഴ ഈടാക്കുന്നത് ഇപ്പോൾ താല്ക്കാലികമായ നിർത്തിവച്ചിരിക്കുയാണ്. ഓണക്കാലത്ത് മോട്ടോർ വാഹനനിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്ക് പകരം ബോധവൽക്കരണം നല്‍കും. മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്. ഈ പഴുതാണ് ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് കേരളം ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം. എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധകമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഈ മാസം 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം തിരുവനന്തപുരം: 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ ബസ് കണ്‍സഷൻ അടക്കമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് യൂണിഫോം നിർബന്ധമാക്കിയത് റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’ വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’ പുതുവർഷ ഇരുട്ടടി: രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു ദില്ലി പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 11 മരുന്നുകൾ നിരോധിച്ചു തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ എങ്കില്‍ അതു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അമേരിക്കയില്‍ സാത്താന്‍ ആരാധകരുടെ പരസ്യ ബോര്‍ഡുകള്‍ പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍ റഷ്യയ്ക്ക് കൈ കൊടുത്ത് ഇന്ത്യ; സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു വര്‍ക്ക് – ലൈഫ് ബാലന്‍സ്; രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് ചട്ടം തയ്യാറാക്കാന്‍ കേന്ദ്രം ഐ ലീഗിൽ ഇത്തവണ കെങ്ക്രെ എഫ് സിയും ഇന്ത്യൻ സൂപ്പർ ലീഗ്: ജംഷഡ്പൂർ എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും പൊടിപൊടിക്കുന്ന ചൈനീസ് കൂറ ബിസിനസിന്റെ വിശേഷങ്ങൾ ഒമിക്രോൺ: യാത്ര നിബന്ധനകൾ കർശനമാക്കി വിദേശ രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഉപരോധം തീർത്ത് കുവൈറ്റ്; കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്ക് ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍; ഭീഷണിക്ക് വഴങ്ങാന്‍ എന്നെ കിട്ടില്ല, പോരാട്ട വീര്യം ചോര്‍ന്നുപോകുന്നതല്ല | എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ നേതാക്കൾ പാർട്ടി നേതൃനിരയിലേക്ക് സി.പി.എം സംസ്ഥാന സമ്മേളനത്തിനായി കൊച്ചി നഗരം ഉടന്‍ ഒരുങ്ങും …. മാര്‍ച്ച് ആദ്യവാരത്തിലാണ് സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനം കഴിയുന്നതോടെ പൂര്‍ണ്ണമായും സംസ്ഥാന സമ്മേളന പ്രവര്‍ത്തനത്തിലേക്ക് എറണാകുളം ജില്ലയിലെ പാര്‍ട്ടി സംവിധാനം ആകെ തന്നെ മാറും. പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇത്തവണ കണ്ണൂരിലാണ് നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന നേതൃത്വത്തിനും വലിയ ഉത്തരവാദിത്വമാണുള്ളത്. കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതിനകം തന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കേണ്ട ജില്ലകള്‍ ആയതിനാല്‍ ജില്ലാ സമ്മേളനങ്ങള്‍ ആദ്യം പൂര്‍ത്തീകരിക്കുന്നതും എറണാകുളം, കണ്ണൂര്‍ ജില്ലകളുടേതാണ്. ഈ സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റികളില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കാനും സിപിഎം തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം 75 കര്‍ശനമാക്കുമ്പോഴും അനിവാര്യര്‍ക്ക് ഇളവു നല്‍കാനും ഇതില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അനിവാര്യരല്ലാത്ത എഴുപത്തഞ്ചുകാരെല്ലാം എന്തായാലും മാറേണ്ടി വരും. ഇവരില്‍ ചിലര്‍ ക്ഷണിതാക്കളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വലിയ പരിഗണനയാണ് ബ്രാഞ്ച് സമ്മേളനം മുതല്‍ സി.പി.എം നല്‍കി വരുന്നത്. നിരവധി യുവജന മഹിളാ നേതാക്കള്‍ ഇതിനകം തന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിതകളും യുവാക്കളുമായ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും അനവധിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്കൊന്നും സാധിക്കാത്ത പരിഗണനയാണിത്. ഏരിയാ ജില്ലാ സമ്മേളനങ്ങളിലും വിപ്ലവകരമായ ഈ മാറ്റങ്ങള്‍ പ്രകടമാകും. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. പ്രത്യേക ക്ഷണിതാക്കളായി വി.എസ്.അച്യുതാനന്ദന്‍, പാലോളി മുഹമ്മദുകുട്ടി, പി.കെ.ഗുരുദാസന്‍, എം.എം.ലോറന്‍സ് ഉള്‍പ്പെടെ മറ്റു എട്ടുപേരുമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 88 പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്‍, ജി.സുധാകരന്‍ എന്നിവര്‍, 75 വയസിലെത്തുകയോ അത് പിന്നിടുകയോ ചെയ്തവരാണ്. ഇവരില്‍ പിണറായിയും കരുണാകരനും വൈക്കം വിശ്വനും കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. ആനത്തലവട്ടവും എം.എം.മണിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. പാര്‍ട്ടിയുടെ ഈ മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ ഈ സമ്മേളനത്തിനു ശേഷം സംസ്ഥാനത്തെ പരമോന്നത കമ്മിറ്റിയിലുണ്ടാകുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പി.ബി അംഗമായതിനാല്‍ പിണറായി ഇത്തവണയും മാറ്റമില്ലാതെ തന്നെ തുടരും. അക്കാര്യം എന്തായാലും ഉറപ്പാണ്. പ്രായപരിധി കര്‍ശനമാക്കുന്നതിനാല്‍ മാറി നില്‍ക്കേണ്ടിവന്നാലും സിഐടിയു പ്രസിഡന്റ് എന്നതു കൂടി കണക്കിലെടുത്ത് ആനത്തലവട്ടത്തെ പ്രത്യേക ക്ഷണിതാവാക്കാനാണ് സാധ്യത. ട്രേഡ് യൂണിയനിസ്റ്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആനത്തലവട്ടം മൂന്നുതവണ നിയമസഭാംഗമായിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തല്‍നിന്നും 1987ലും 1996ലും 2006ലുമായിരുന്നു ഈ വിജയങ്ങള്‍. പാര്‍ട്ടി പിളര്‍പ്പിന്റെ കാലത്തു സിപിഐക്കാരുടെ മര്‍ദനവും അടിയന്തരാവസ്ഥക്കാലത്തു, പൊലീസ് മര്‍ദനവും ഏറ്റുവാങ്ങിയ നേതാവാണ് വൈക്കം വിശ്വന്‍. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്ന 1957ലാണു വൈക്കം വിശ്വന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമാകുന്നത്. എസ്എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു തുടക്കം. പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. 1980ല്‍ ഏറ്റുമാനൂരില്‍നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്. 1978ല്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2005ല്‍ സംസ്ഥാന സെക്രട്ടറേറിയറ്റിലും 2009 ല്‍ കേന്ദ്രകമ്മിറ്റിയിലുമെത്തി. പതിനാറാം ലോക്‌സഭയില്‍ സിപിഎമ്മിന്റെ കക്ഷിനേതാവായ വ്യക്തിയാണ് പി.കരുണാകരന്‍ എകെജിയുടെയും സുശീല ഗോപാലന്റെയും മകളായ ലൈലയുടെ ഭര്‍ത്താവ് എന്ന നിലയിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് കരുണാകരന്‍ പ്രിയപ്പെട്ടവനാണ്. ആനത്തലവട്ടം കഴിഞ്ഞാല്‍ പ്രായത്തില്‍ തൊട്ടുതാഴെ കോലിയക്കോട് കൃഷ്ണന്‍നായരാണുള്ളത്. സഹകരണ മേഖലയില്‍ സജീവമായ കൃഷ്ണന്‍നായര്‍ സംസ്ഥാന സഹകരണ യൂണിയന്റെ ചെയര്‍മാന്‍ കൂടിയാണ്. അഞ്ചുതവണയാണ് അദ്ദേഹം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതേസമയം സൈദ്ധാന്തിക മേഖലയില്‍ സിപിഎമ്മിനു ധാരാളം സംഭാവനകള്‍ നല്‍കിയ നേതാവാണ് സി.പി.നാരായണന്‍. അദ്ദേഹം 2012 മുതല്‍ ഒരു ടേം രാജ്യസഭാംഗവും ആയിരുന്നു. എട്ടു തവണയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പോരാളിയാണ് മുന്‍ മന്ത്രി എം.എം.മണി. പാര്‍ട്ടിക്കാരെ സംബന്ധിച്ച് സ്വന്തം മണിയാശാന്‍ … പ്രായ പരിധി കര്‍ക്കശമാക്കിയാല്‍ മണിയാശാനും മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ ക്ഷണിതാവാകാനുള്ള സാധ്യതയും ഏറെയാണ്. കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍ എന്നിവരും നിലവിലെ പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന നേതാക്കളാണ്. അതിനാല്‍ ഒഴിവാക്കേണ്ടി വരും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇത്തരം ചില തീരുമാനങ്ങള്‍ സി.പി.എമ്മിനു സ്വീകരിക്കേണ്ടി വരും. രേഖകളില്‍ മാത്രമാണു തനിക്ക് 75 വയസെന്ന ജി.സുധാകരന്റെ വാദം സി.പി.എം മുഖവിലക്കെടുക്കുക ആണെങ്കില്‍ അദ്ദേഹത്തിനു ഒരവസരം കൂടി ലഭിക്കാനും സാധ്യത ഏറെയാണ്. എന്തു തന്നെ ആയാലും സി.പി.എം സംസ്ഥാന കമ്മറ്റിയിലും ഇത്തവണ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. അര്‍ഹരര്‍ക്ക് അവസരം നല്‍കുന്ന ഈ നിലപാട് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അതും നാം തിരിച്ചറിയുക തന്നെ വേണം. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ഇവർ കൂടി മമതയോട് മമത കാട്ടിയാൽ, രാഹുലും ‘തീരും’ കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകാൻ നീക്കം വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ചൊവ്വാഴ്ച സന്ദീപിന്റെ കൊലയ്ക്ക് പിന്നില്‍ സിപിഎമ്മിലെ ചേരിപ്പോര്, പ്രതികളുടേത് കമ്മ്യൂണിസ്റ്റ് കുടുംബമെന്ന് സുരേന്ദ്രന്‍ പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ സിപിഎം നേതാവിന്റെ കൊലപാതകത്തിനു പിന്നില്‍ കൂടുതല്‍ പേര്‍; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് വഖഫ് വിവാദം: സമസ്തയുടെ തീരുമാനം ഏകകണ്ഠമെന്ന് നേതാക്കള്‍ സിപിഎമ്മിന് രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദം, കോടിയേരി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; രമേശ് ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍ ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍; ഭീഷണിക്ക് വഴങ്ങാന്‍ എന്നെ കിട്ടില്ല, പോരാട്ട വീര്യം ചോര്‍ന്നുപോകുന്നതല്ല ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം ആരെങ്കിലും വരും, പ്രതിപക്ഷ നേതാവിനു മുന്നില്‍ പരാതിക്കെട്ടഴിച്ച് അട്ടപ്പാടിക്കാര്‍ വിവാഹിതനായ കാര്യം മറച്ചുവെച്ചു; മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു കൈനീട്ടിയ നാട്ടുകാര്‍ക്കൊക്കെ വാരിക്കോരി കൊടുത്തു; ജീവന്‍ കാത്ത പനങ്ങാട്ടുകാര്‍ക്ക് ജീവിതം നല്‍കി യൂസഫലി ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഷിഫാ അല്‍ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. നാനൂറോളം പേര്‍ വിവിധ ലാബ് പരിശോധനകള്‍ നടത്തി ക്യാമ്പ് പ്രയോജനപ്പെടുത്തി. ക്യാമ്പിലെ മികച്ച സ്‌നേഹപൂര്‍ണ്ണമായ പരിചരണത്തിന് ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. പരിശോധന ഫലങ്ങള്‍ ലഭ്യമാവുന്ന മുറക്ക് ആവശ്യമായവര്‍ക്ക് ഒക്ടോബര്‍ 30 വരെ സൗജന്യമായി ഡോക്ടറെ കാണുവാനും ക്യാമ്പില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും കെ.പി.എഫ് ഭാരവാഹികള്‍ അറിയിച്ചു. ബഹ്‌റൈനില്‍ ചിത്രീകരിച്ച സിനിമ ഡിസംബര്‍ പതിനൊന്നിന് പ്രദര്‍ശിപ്പിക്കും നൂറിന്റെ നിറവില്‍ എസ്.എന്‍.സി.എസ് സ്പീക്കേഴ്‌സ് ഫോറം പ്രവാസികുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റീസ് വെര്‍ച്വല്‍ കോണ്‍ഫറന്‍സിന് ബഹ്‌റൈനില്‍ തുടക്കമായി ബഹ്‌റൈനില്‍ ചിത്രീകരിച്ച സിനിമ ഡിസംബര്‍ പതിനൊന്നിന് പ്രദര്‍ശിപ്പിക്കും നൂറിന്റെ നിറവില്‍ എസ്.എന്‍.സി.എസ് സ്പീക്കേഴ്‌സ് ഫോറം വാണി.എൻ.എം: രണ്ടു നദികളുടെ കരയിൽ ഒരു ചിത്രകാരി ആവർത്തനങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിലെ യാന്ത്രികമായ ചടങ്ങുകൾ ഉല്പാദിപ്പിക്കുന്ന സംഘർഷങ്ങളുമായി രമ്യപ്പെട്ട് വരച്ച വാണിയുടെ ആദ്യകാല ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഓർത്തത് എം.ബി.മനോജ് എഴുതിയ "ചിഹ്നങ്ങൾക്കുള്ള അർത്ഥം" എന്ന കവിതയിലെ ചില വരികളാണ്. എനിക്കിവിടെ ഭാഷയില്ല പദാവലികളില്ല ചിഹ്നങ്ങളില്ല ആവർത്തനങ്ങൾ മാത്രം അതെന്നെ വല്ലാതെ പിടികൂടുന്നു ഒരു മന്ത്രവാദിയെപ്പോലെ ഞാൻ… ഉണ്ണികൃഷ്ണൻ: ഇഷ്ടികകളോട് ചങ്ങാത്തം കൂടിയ ചിത്രകാരൻ ഞാൻ ഈ എഴുത്ത് ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അതിൽ ഗാന്ധിജി നമ്മുടെ ഉള്ളിൽ നിന്നു വരുന്ന കൊച്ചു ശബ്ദത്തെ കാതോർക്കുവാൻ പറയുന്നുണ്ട് There are moments in your life when you must act, even though you cannot carry your best friends with… മണ്ണൊലിച്ചുപോയ കുന്നുകളിലെ ഗുഹകളിൽ നിന്ന് താഴെ സമതലത്തിലേക്ക് വന്ന അവൻ, നാലുകാലുകളിൽ നിവർന്നു നിന്ന് ചുറ്റും നോക്കി. പ്രകൃതിയുടെ പച്ചപ്പും മറ്റു ചരാചരങ്ങളും ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴാണ് തന്റെ മുൻപിൽ വന്ന സ്ത്രീയെ അവൻ കണ്ടത്. നടന്നു നടന്നു തളർന്ന അവളെ അവൻ തന്റെ പുറത്തു കയറ്റി. പക്ഷേ… മിബിൻ: ഒരു നാടോടി ചിത്രകാരന്റെ ഭാവനാലോകം (അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ് രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്‌ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ) ഒരു പക്ഷിയെ സംബോധന ചെയ്തുകൊണ്ട്, പക്ഷിയോട് പാടാത്ത തെന്തുകൊണ്ടാണെന്നും, പുലരിയുടെ ആദ്യസ്പർശമേൽക്കുന്ന പച്ചമരങ്ങളുടെ ഇലകൾക്കിടയിൽ നിന്ന് ഉണരുന്ന ഒരു മിടിപ്പാണ് നിന്റെ… പി.ആർ. സതീഷിന്റെ ചിത്രങ്ങൾ: ജൈവസ്പന്ദനങ്ങളുടെ ഗാഥ ''കണ്ണാടി ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലർ ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള നിത്യപാരായണ ഗ്രന്ഥം ബൈബിളിനേക്കാൾ സ്‌തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം കൽപറ്റ നാരായണന്റെ 'ഛായാഗ്രഹിണി' എന്ന കവിതയിലെ ഈ വരികളിലൂടെ അനുപമ എലിയാസ് എന്ന ചിത്രകാരിയുടെ ചിത്രങ്ങളിൽ പ്രവേശിക്കുമ്പോൾ കണ്ണാടിയിൽ തന്റെതന്നെ ഛായയിൽ കാണുന്ന സ്ത്രീജീവിതത്തിന്റെ… 'വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത ഇങ്ങി നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ. രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാനുഭവങ്ങളുടെ, പ്രത്യേ കിച്ച് ഒരു പെൺകുട്ടിയാകുമ്പോൾ ഉണ്ടാകുന്ന വേദന നിറഞ്ഞ അനുഭവങ്ങളുടെ ഓർമകളെ ഭാവനാത്മകമായി പുനർസൃഷ്ടിച്ചു കൊണ്ട് അത്തരം… വിനു വി വി യുടെ ചിത്രകല: ഒരിക്കലും അവസാനിക്കാത്ത വിലാപങ്ങൾ ''ഞാൻ ജാലകങ്ങൾ അടച്ചിരിക്ക യാണ് കരച്ചിൽ കേൾക്കാനെനിക്കിഷ്ടമല്ല പക്ഷേ ചാരനിറം പൂണ്ട ഭിത്തിക ൾക്കു പിന്നിൽ നിന്ന് കരച്ചിലല്ലാതെ വേറൊ ന്നും കേൾക്കാനില്ല ലോർക്ക യുടെ (Federico Garcia Lorca, Spanish poet) ഈ കവിതാശകലമാണ് വിനുവിന്റെ ചെവികളുടെ പ്രതിഷ്ഠാപന ശില്പം (installation)… എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒരു കുട്ടിക്കാലം പുഷ്പാകരനുണ്ടായിരുന്നു. പിന്നീട് വായനയിലൂടെ, അച്ഛമ്മ(മുത്തശ്ശി) പറഞ്ഞു കൊടുത്ത കഥകളിലൂടെ, അമ്മാമൻ തോളത്തിരുത്തി കാണിച്ചു കൊടുത്ത… കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് പതിവ് തെറ്റിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യ്തു – Media Mangalam കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് പതിവ് തെറ്റിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യ്തു ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് പതിവ് തെറ്റിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ എത്തി. കോവിഡ് പ്രതിസന്ധിയില്‍ ലോകം ആടിയുലയുമ്പോള്‍ പതിവുകള്‍ തെറ്റിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് മൂന്ന് മാസക്കാലത്ത് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാവുന്ന ദിനങ്ങളുടെ എണ്ണം 36 ല്‍ നിന്ന് 50 അക്കി ഉയര്‍ത്തി. സംസ്ഥാനങ്ങളെല്ലാം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നടപടിയെന്ന് വ്യക്തം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ 50,000 കോടിയുടെ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍, വാക്‌സിന്‍ ഇറക്കുമതിക്കാര്‍, പത്തോളജി ലാബുകള്‍, ആസ്പത്രികള്‍ എന്നീ ആരോഗ്യ മേഖലയിലെ സേവനദാതാക്കള്‍ക്ക് സഹായം കിട്ടും. റിപ്പോ നിരക്കില്‍ നല്‍കുന്ന ഈ വായ്പയെ മുന്‍ഗണനാ വായ്പയായി കണക്കാക്കും. ജി സാപ്പ് ഒന്നിന്റെ ഭാഗമായി 35,000 കോടിയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ആര്‍ബിഐ വാങ്ങും. മെയ് 20 എന്ന തിയ്യതിയും ഇതിനായി പ്രഖ്യാപിച്ചു. സമ്പദ് രംഗത്ത് പണക്ഷമത ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പയുടെ ആനുകൂല്യങ്ങള്‍ കിട്ടും. മാര്‍ച്ച് 31, 2022 വരെ ഈ ആനുകൂല്യം കിട്ടും. വായ്പാ പുന:സംഘടനയ്ക്ക് മാര്‍ച്ചില്‍ അപേക്ഷ നല്‍കാതിരുന്ന 25 കോടി വരെയുള്ള വായ്പകള്‍ക്ക് സപ്തംബര്‍ 30 വരെ അതിനുള്ള സൗകര്യം നീട്ടി നല്‍കിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരുടെയും ചെറുകിട, ഇടത്തരം സംരംഭകരുടെയും പ്രവര്‍ത്തന മൂലധന പരിധി നിശ്ചയിച്ച് നടപടി സ്വീകരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിൻ്റെ മരണത്തിൽ സ്പീക്കർ അനുശോചിച്ചു ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ബോക്‌സിങ് താരം മൈക്ക് ടൈസന് കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാൻ ക്ഷണം; കൂടെ സ്വന്തമായി ഒരു കഞ്ചാവ് തോട്ടവും കഞ്ചാവിന്റെ ബ്രാൻഡ് അംബാസിഡറാകാനൊരുങ്ങി പ്രശസ്ത ബോക്‌സിങ് താരം മൈക്ക് ടൈസൻ. ആഫ്രിക്കൻ രാജ്യമായ മലാവിയാണ് രാജ്യത്തെ കഞ്ചാവ് കൃഷിയുടെ ഔദ്യോഗിക അംബാസഡറാകാൻ മൈക്ക് ടൈസനെ ക്ഷണിച്ചിരിക്കുന്നത്. മലാവിയിയെ… ആമസോൺ വഴി കഞ്ചാവ് കടത്ത്; സംഭവത്തിൽ കമ്പനിയും അന്യേഷണം ആരംഭിച്ചതായി ആമസോൺ വക്താവ്; ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഒരു ഉൽപന്നവും ലിസ്റ്റ് ചെയ്യാനോ വിൽക്കാനോ അനുവദിക്കില്ല ഓൺലൈൻ രാജാക്കന്മാരായ ആമസോൺ വഴി കഞ്ചാവ് കടത്ത്. സംഭവത്തിൽ കമ്പനിയുടെ എക്‌സിക്യൂട്ടീവുമാരെ മധ്യപ്രദേശ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 20 കിലോ കഞ്ചാവുമായി രണ്ടുപേരെ മധ്യപ്രദേശ് പൊലീസ്… പശ്ചിമ ബംഗാളിൽ വൻ തോതിൽ കഞ്ചാവ് പിടികൂടി; പിടിച്ചെടുത്ത് 2,000 കിലോ കഞ്ചാവ് കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ തോതിൽ കഞ്ചാവ് പിടികൂടി. ഉത്തർ ദിനജ്പൂരിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിപണിയിൽ… ഉയർന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി യുട്യൂബർ ഗൗതം ദത്ത അറസ്റ്റിൽ മുംബൈ: ഉയർന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബർ ഗൗതം ദത്ത അറസ്റ്റിൽ. 50 ലക്ഷം വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.മുംബൈ ക്രൈം… പച്ചക്കറി തോട്ടത്തിൽ കഞ്ചാവുചെടികൾ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ കൽപറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവുചെടികൾ വളർ‌ത്തിയ കേസിൽ ഒരാൾ പിടിയിൽ. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപരിസരത്ത് നർകോട്ടിക് സെല്ലും മേപ്പാടി പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ്… ചിലർ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു;ഫീൽഡ് സൂപ്പർ വൈസർ കഞ്ചാവു ചെടിയാണെന്ന് സ്ഥിരീകരിച്ചു; കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ… കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍ മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കല്‍ ഫിറോസ് (38) ആണ് പിടിയിലായത്. മലപ്പുറം… തിരൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം കഞ്ചാവ് പിടികൂടി മലപ്പുറം: തിരൂരില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം കഞ്ചാവ് പിടികൂടി. കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍… സ്ത്രീയുടെ വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീടിനുള്ളിൽ നിന്നും കാറിൽ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. തെക്കൻ കേരളത്തിൽ പുതുവർഷാഘോഷങ്ങൾ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി കരുതി… അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. പരന്നു കിടക്കുന്ന പ്ലാന്റേഷൻ വിവിധ വിളകളുടെ ഒരു സംഗമമാണ്. ഇവിടുത്തെ മണ്ണിൽ ചോര നീരാക്കിയാണ് ആളുകൾ ജീവിക്കുന്നത്. മത്സ്യബന്ധനം ചെറിയരീതിയിലുണ്ട്. ചാലക്കുടി ആറിന്റെ തീരത്ത് താമസിക്കുന്നതിനാൽ ഇത് നിത്യവൃത്തിക്കായി തെരഞ്ഞെടുത്തവരും ഉണ്ട്. എന്നാൽ മത്സ്യബന്ധനം ഒരു വ്യവസായമല്ല. ജില്ലാ പഞ്ചായത്ത്: എറണാകുളം ജില്ലാ പഞ്ചായത്ത് ആലുവ · അങ്കമാലി · കളമശ്ശേരി · കോതമംഗലം · മൂവാറ്റുപുഴ · വടക്കൻ പറവൂർ · പെരുമ്പാവൂർ · തൃപ്പൂണിത്തുറ · തൃക്കാക്കര · ഏലൂർ · മരട് ആലുവ · കണയന്നൂർ · കൊച്ചി · കോതമംഗലം · കുന്നത്തുനാട് · മൂവാറ്റുപുഴ · പറവൂർ ആലങ്ങാട് · അങ്കമാലി · ഇടപ്പള്ളി · കൂവപ്പടി · കോതമംഗലം · മുളന്തുരുത്തി · മൂവാറ്റുപുഴ · പള്ളുരുത്തി · പാമ്പാക്കുട · പാറക്കടവ് · പറവൂർ · വടവുകോട് · വാഴക്കുളം · വൈപ്പിൻ അയ്യമ്പുഴ · അശമന്നൂർ · ആലങ്ങാട് · ആമ്പല്ലൂർ · ആരക്കുഴ · ആവോലി · ആയവന · ഇലഞ്ഞി · ഉദയംപേരൂർ · എടയ്ക്കാട്ടുവയൽ · എടത്തല · എടവനക്കാട് · എളങ്കുന്നപ്പുഴ · ഏഴിക്കര · ഐക്കരനാട് · ഒക്കൽ · കടമക്കുടി · കല്ലൂർക്കാട് · കറുകുറ്റി · കരുമാല്ലൂർ · കവളങ്ങാട് · കടുങ്ങല്ലൂർ · കാഞ്ഞൂർ · കാലടി · കിഴക്കമ്പലം · കീരംപാറ · കീഴ്‌മാട് · കുമ്പളം · കുമ്പളങ്ങി · കുന്നത്തുനാട് · കുന്നുകര · കുട്ടമ്പുഴ · കുഴുപ്പിള്ളി · കൂത്താട്ടുകുളം · കൂവപ്പടി · കോട്ടപ്പടി · കോട്ടുവള്ളി · ചെല്ലാനം · ചേന്ദമംഗലം · ചെങ്ങമനാട് · ചേരാനല്ലൂർ · ചിറ്റാറ്റുകര · ചൂർണ്ണിക്കര · ചോറ്റാനിക്കര · ഞാറക്കൽ · തിരുമാറാടി · തിരുവാണിയൂർ · തുറവൂർ · നായരമ്പലം · നെടുമ്പാശ്ശേരി · നെല്ലിക്കുഴി · പൈങ്ങോട്ടൂർ · പായിപ്ര · പാലക്കുഴ · പല്ലാരിമംഗലം · പള്ളിപ്പുറം · പാമ്പാക്കുട · പാറക്കടവ് · പിണ്ടിമന · പിറവം · പൂതൃക്ക · പോത്താനിക്കാട് · പുത്തൻവേലിക്കര · മലയാറ്റൂർ-നീലീശ്വരം · മണീട് · മഞ്ഞള്ളൂർ · മഞ്ഞപ്ര · മാറാടി · മഴുവന്നൂർ · മൂക്കന്നൂർ · മുടക്കുഴ · മുളവുകാട് · മുളന്തുരുത്തി · വടക്കേക്കര · വടവുകോട്-പുത്തൻകുരിശ് · വാളകം · വാരപ്പെട്ടി · വരാപ്പുഴ · വാഴക്കുളം · വെങ്ങോല · വേങ്ങൂർ · രാമമംഗലം · രായമംഗലം · ശ്രീമൂലനഗരം · കളമശ്ശേരി · പറവൂർ · വൈപ്പിൻ · കൊച്ചി · തൃപ്പൂണിത്തുറ · എറണാകുളം · തൃക്കാക്കര · അങ്കമാലി · ആലുവ · പെരുമ്പാവൂർ · കുന്നത്തുനാട് · പിറവം · മൂവാറ്റുപുഴ · കോതമംഗലം മറ്റു ജില്ലകൾ: ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് ആലുവ · അങ്കമാലി · ചേന്ദമംഗലം · ചെങ്ങമനാട് · ചേരാനല്ലൂർ · ചൂർണിക്കര · ചൊവ്വര · എടത്തല · ഏലൂർ · കടമക്കുടി · കളമശ്ശേരി · കൊച്ചി · കോതമംഗലം · കോട്ടുവള്ളി · കുരീക്കാട് · മരട് · മുളവുകാട് · മൂവാറ്റുപുഴ · വടക്കൻ പറവൂർ · പെരുമ്പാവൂർ · തിരുവാങ്കുളം · തൃപ്പൂണിത്തുറ · വരാപ്പുഴ · വാഴക്കാല · ഇടക്കൊച്ചി ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:12, 10 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സന്റ് സംവിധാനം ചെയ്ത് മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസയും, നിരൂപക പ്രശംസയും നേടിയ ചിത്രമാണ് മാന്‍ ഹോള്‍.അഭിനയരംഗത്ത്ഹരിശ്രീ കുറിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും താരത്തിന് കഴിഞ്ഞു. ഓട്ടം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രേണു സൗന്ദര്‍ നായികയാകുന്ന ചിത്രമാണ് നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാര്‍ജാര ഒരു കല്ലുവെച്ച നുണ’. വളരെ യാദൃശ്ചികമായി അവസാന നിമിഷമാണ് മാര്‍ജാരയില്‍ നായികയായി കാസ്റ്റ് ചെയ്യുന്നത്. മറ്റൊരു താരത്തെയാണ് ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് തടസപ്പെടുകയും, ചിത്രത്തിന്റെ സംവിധായകനായ രാകേഷ് ബാല സ്‌ക്രിപ്റ്റുമായി തന്നെ സമീപിക്കുകയുമായിരുന്നു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ വളരെ ഇഷ്ടമായി, വ്യത്യസ്തത നിറഞ്ഞ പ്രമേയം തന്നെയാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത് എന്നും താരം പറഞ്ഞു. വളരെ പുതുമയും, വ്യത്യസ്തവുമായ ടൈറ്റിലാണ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ‘മാര്‍ജാര ഒരു കല്ലുവെച്ച നുണ’ സംസ്‌കൃതത്തില്‍ മാര്‍ജാര എന്നാല്‍ പൂച്ചയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വ്യത്യസ്തമായ ചിത്രമായിരിക്കും മാര്‍ജാരെന്നും താരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മാര്‍ജാര ഒരു ത്രില്ലറാണ്, മിസ്ട്രിക് ത്രില്ലറാണ്, ഹൊററാണ്. എന്നിരുന്നാലും ചിത്രത്തെ ഒരു പ്രത്യേക ജോണറിലും ഉള്‍പ്പെടുത്താനാകില്ല. സിനിമ ആസ്വാദകരെ ഒരിക്കലും നിരാശപ്പെടുത്താത്ത നല്ലൊരു പ്രമേയമാണ് മാര്‍ജാരയുടെയെന്നും താരം പറഞ്ഞു. മാര്‍ജാരയുടെ ട്രെയ്ലര്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലാണ് പുറത്തുവിട്ടത്.മാര്‍ജാരയെ ഹൊറര്‍, ത്രില്ലര്‍ എന്നിങ്ങനെ തരംതിരിക്കാനാകില്ല ‘മലയാള സിനിമയില്‍ ഇന്നുവരെ കാണാത്ത’ എന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും വളരെ വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ പ്രമേയമായിരിക്കും മാര്‍ജാരയുടേതെന്നും താരം പറഞ്ഞു. ്ചിത്രത്തില്‍ ജയ്‌സണ്‍ ചാക്കോ, വിഹാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിരാമി, സുധീര്‍ കരമന, ഹരീഷ് പേരടി, രാജേഷ് ശര്‍മ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ പ്രേമികള്‍ വളരെ ആകാംശയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സ്ത്രീധനത്തിലെ വേണിയുടെ കുഞ്ഞു തന്നെയാണോ ഇത് ആരാധകരുടെ സംശയത്തിന് മറുപടിയുമായി താരം നൂറുകോടിയിൽ തിളങ്ങി മാമാങ്കം;മമ്മൂട്ടിക്കിത് ഇരട്ടി മധുരം ‘വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, കാത്തിരുന്നത് മൂന്ന് വര്‍ഷം’; വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര ‘ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, അവരുടെ കഥയാണിത്’: ഷഹദ് നിലമ്പൂര്‍ ‘പറ്റുന്ന രീതിയില്‍ മാന്തി എന്നാണ് വിശ്വാസം’: ആരാധകന് മറുപടിയുമായി ബാബുരാജ് ‘കുറുപ്പ് എന്ന സിനിമയുടെ ഏറ്റവും വലിയ സക്‌സസ് ആളുകള്‍ തിയേറ്ററുകളിലേക്ക് വന്നു എന്നതാണ്’: പ്രിയദര്‍ശന്‍ ‘എന്റർടൈൻമെന്റിനു വേണ്ടിയാണ് സിനിമ, ആ മനസ്സോടെ സിനിമ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ പ്രിയദര്‍ശന്‍ എല്ലാ വീടുകളിലും പൈപ്പുവെളളം; ജല്‍ജീവന്‍ പദ്ധതിക്കായി കേരളത്തിന് 1804 കോടി, ഓരോമാസവും വിലയിരുത്താന്‍ മുഖ്യമന്ത്രിയോട് കേന്ദ്രം – Malayalam News Portal മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് ‘മുങ്ങി’, ദുരൂഹത പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി കെ. എസ്. സി (എം) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി എല്ലാ വീടുകളിലും പൈപ്പുവെളളം; ജല്‍ജീവന്‍ പദ്ധതിക്കായി കേരളത്തിന് 1804 കോടി, ഓരോമാസവും വിലയിരുത്താന്‍ മുഖ്യമന്ത്രിയോട് കേന്ദ്രം 2024ഓടെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമല്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി ഗജേന്ദ്രസിങ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. ← കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12–ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല ഇതോടെ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10,000 രൂപ പിഴ നിയമം കർശനമാക്കി ഡൽഹി → എംജി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്റെ കൈയ്യിൽ നിന്നും ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു ഗർഭിണികൾക്കുള്ള മാതൃകവചം കോവിഡ് വാക്സിനേഷൻ പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി അദ്ധ്യാപകർ തലമുറകളുടെ ചാലക ശക്തികൾ ജെസ്സി ഷാജൻ (കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ) മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് ‘മുങ്ങി’, ദുരൂഹത പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി കെ. എസ്. സി (എം) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വാഹനം വേഗത്തില്‍ ഓടിച്ചു; പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ട് കരിക്ക് ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച്‌ അര്‍ജുന്‍ കർഷക സമരത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയം – ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പാലാ റീജിയണൽ സമ്മേളനം അവിഹിതമെന്ന് സംശയം; 24കാരനെയും 30കാരിയെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനം; കാഴ്ചക്കാരായി നാട്ടുകാര്‍; മുന്‍ഭര്‍ത്താവ് അറസ്റ്റില്‍ (വീഡിയോ) ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് സ്വനനാളത്തിൽ വായുപ്രവാഹത്തിന് ശ്രദ്ധേയമായ തടസ്സമൊന്നുമില്ലാതെ ഉച്ചരിക്കുന്ന സ്വനങ്ങളെ സാമാന്യമായി മുഖരങ്ങൾ‍(sonorant) എന്നു വിളിക്കുന്നു. മുഖരങ്ങൾ സ്വനനാളത്തിൽനിന്ന് ഘർഷണത്തിലൂടെയോ സ്ഫോടനത്തിലൂടെയോ പുറത്തുവരുന്നവയല്ല. സ്വരങ്ങൾ, പ്രവാഹികൾ, അനുനാസികങ്ങൾ, പാർശ്വികങ്ങൾ, ഉൽക്ഷിപ്തങ്ങൾ, കമ്പിതങ്ങൾ എന്നിവയാണ് മുഖരസ്വനങ്ങൾ. ചോംസ്കി തന്റെ ഗ്രന്ഥത്തിൽ മുഖരം] കൊണ്ട് മുഖരത്തെയും മുഖരം] കൊണ്ട് പ്രതിബദ്ധങ്ങളെയും സൂചിപ്പിക്കുന്നു. മുഖരതാശ്രേണിയനുസരിച്ച് ഘർഷത്തിനു മുകളിൽ വരുന്ന എല്ലാ സ്വനങ്ങളും മുഖരങ്ങളാണ്. മുഖരസ്വനങ്ങളെത്തന്നെയാണ് കേരളപാണിനീയത്തിൽ കോമളധ്വനികൾ (ശിഥിലങ്ങൾ) എന്നുപറയുന്നത്. തുറന്നുച്ചരിക്കുന്നതിനാൽ (വിവൃതാഭ്യാഗമം) മുഖരങ്ങൾക്ക് ഒരു സിലബിളിന്റെ കേന്ദ്രമാ‍കാൻ കഴിയും. ഭാഗികരോധമോ തടസ്സരഹിതമായ മൗഖിക/ നാസിക വായുപ്രവാഹമോ വഴിയാണ് മുഖരങ്ങൾ ഉണ്ടാ‍കുന്നത്. അനുനാസികങ്ങൾക്ക് വായ്ക്കകത്ത് പൂർണ്ണരോധം സംഭവിക്കുമെങ്കിലും മൂക്കിലൂടെ അവ പുറത്തെത്തുന്നന്നിതാൽ വായുപ്രവാഹത്തിന് ഞെരുക്കമൊന്നുമുണ്ടാകുന്നില്ല. കമ്പിതങ്ങളും ഉൽക്ഷിപ്തങ്ങളും ഉച്ചരിക്കുമ്പോൾ‍ ചലകരണത്തിന്റെ രോധവും വിവൃതിയും വളരെ ചുരുങ്ങിയ നേരത്തേക്കു മാത്രമായതിനാൽ (അന്തരിതരോധം) പരിഗണ്യമായ തടസ്സം വായുപ്രവാഹത്തിൽ ഉണ്ടാകുന്നില്ല. അതിനാൽ രോധനികോചത്തിലൂടെ ഉണ്ടാകുന്നവയെങ്കിലും ഈ മൂന്നു വിഭാഗങ്ങളും മുഖരങ്ങളാണ്. മുഖരങ്ങൾ പൊതുവേ നാദികളാണ്; ഘർഷരഹിതങ്ങളും. രവത്വമില്ലാത്തതിനാൽ(noisyness) സ്വരങ്ങളുടെ ചില ഉച്ചാരണഗുണങ്ങൾ മുഖരങ്ങൾക്കെല്ലാം കാണാം. ചിലപ്പോൾ രണിതങ്ങൾ(resonant) എന്നും ഈ സംഘർഷരഹിതസ്വനങ്ങളെ(non-turbulent) വിളിക്കാറുണ്ട്. മുഖരങ്ങൾക്ക് സ്വരങ്ങൾ (ഉപസ്വരങ്ങളും) ഒഴികെയുള്ള രണിതങ്ങൾ എന്ന് ഒരു നിർവ്വചനം നൽകാറുണ്ട്. എങ്കിലും ഈ പദങ്ങൾ പര്യായങ്ങളായാണ് സാധാരണ ഉപയോഗിക്കുന്നത്. സ്വനനാളത്തിൽ സംഘർഷമുണ്ടാക്കുന്ന പ്രതിബദ്ധസ്വനങ്ങളിൽനിന്ന് ഭിന്നമാണ് മുഖരങ്ങൾ. എങ്കിലും പ്രജിഹ്വീയവും ഗളീയവും പോലുള്ള കന്ധരസ്വനങ്ങളിൽ പ്രവാഹിയും നാദീയഘർഷങ്ങളും തമ്മിലുള്ള ഭേദം അവ്യക്തമാണ്. നാദീയ പ്രജിഹ്വീയഘർഷം, നാദീയ ഗളീയഘർഷം തുടങ്ങിയവ മുഖരങ്ങളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. കേരളപാണിനി ഹകാരത്തെ ശിഥിലവ്യഞ്ജനമായി പരിഗണിച്ചത് ഇതുകൊണ്ടാണ്. അകാരത്തിനു തുല്യമായ ഉപസ്വരമാണ് ഗളീയഘർഷം. ലോകഭാഷകളിൽ 5 ശതമാനം മുഖരങ്ങളേ ശ്വാസിയായ സ്വനിമങ്ങളായി നിലനിൽക്കുന്നുള്ളൂ. ഇവയിൽത്തന്നെ ശ്വാസീയമുഖരങ്ങൾ നാദികളായിത്തീരുകയോ ദൃഢീകരണത്തിനു വിധേയമായി [ç] യെയോ [ɬ] യെയോ പോലെ ഘർഷങ്ങളായിത്തീരുകയോ ചെയ്യുന്നത് സാധാരണമാണ്. ഇംഗ്ലീഷ് ഭാഷയിലെ വ്യഞ്ജനീയമായ മുഖരസ്വനിമങ്ങൾ ഇവയാണ് l m n ŋ ɹ w j/. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:57, 24 മാർച്ച് 2013. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഓ മെെ ഗോഡ് 😳 കേക്കിനുള്ളിൽ മഷൂറയ്ക്ക് ലക്ഷങ്ങളുടെ സർപ്രൈസ് ഒരുക്കി ബഷീർ; പിറന്നാളിന് ബഷീർ കൊടുത്ത സർപ്രൈസ് കണ്ടോ! ഓ മെെ ഗോഡ് 😳 കേക്കിനുള്ളിൽ മഷൂറയ്ക്ക് ലക്ഷങ്ങളുടെ സർപ്രൈസ് ഒരുക്കി ബഷീർ; പിറന്നാളിന് ബഷീർ കൊടുത്ത സർപ്രൈസ് കണ്ടോ! ഓ മെെ ഗോഡ് 😳 കേക്കിനുള്ളിൽ മഷൂറയ്ക്ക് ലക്ഷങ്ങളുടെ സർപ്രൈസ് ഒരുക്കി ബഷീർ; പിറന്നാളിന് ബഷീർ കൊടുത്ത സർപ്രൈസ് കണ്ടോ! ഏറെ പ്രേക്ഷക പ്രീതി നേടിയ ബിഗ് ബോസിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് ബഷീർ ബഷി. ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, അഭിനേതാവ് എന്നിങ്ങനെ എല്ലാത്തിലും സജീവമായ ബഷീർ, മാതൃകാ ഭർത്താവ് എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത്. സുഹാന, മഷൂറ എന്നിങ്ങനെയാണ് ബഷീർ ബഷിയുടെ ഭാര്യമാരുടെ പേരുകൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരകുടുംബത്തിന് വളരെ വലിയ സ്ഥാനം തന്നെയാണ് ആരാധകർ നൽകുന്നത്. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം തന്റെ രണ്ടു ഭാര്യമാരെപ്പറ്റി പറഞ്ഞതോടെ ആരാധകർക്ക് അത്ഭുതമായി മാറുകയായിരുന്നു. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറി. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുള്ളതിനാൽ വീട്ടിലെ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ താര കുടുംബം കുറവ് കാണിക്കാറില്ല. താരവും കുടുംബവും ഇപ്പോൾ പങ്കിട്ടിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് ബഷീർ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കു വേണ്ടി പങ്കു വെച്ചിരിക്കുന്നത്. പിങ്ക് ഉടുപ്പിൽ അതീവ സുന്ദരിയായി ബാർബി ഡോളിനെ പോലെയാണ് മഷൂറ വീഡിയോയിലുള്ളത്. ബർത്തഡേ ഫങ്ങ്ഷനിടയ്ക്ക് കേക്ക് മുറിച്ച് എല്ലാവർക്കും കൊടുക്കുന്ന മഷൂറ കേക്കിനുള്ളിൽ ഒളിപ്പിച്ച ഗിഫ്റ്റ് കണ്ട് അത്ഭുതപ്പെടുകയും ഓ മെെ ഗോഡ് എന്നു പറഞ്ഞു കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടുകയും ചെയ്യുന്നുണ്ട്. വീഡിയോ ക്ഷണനേരം കൊണ്ടു തന്നെ വെെറലായിക്കഴിഞ്ഞു. ബഷീർ ബഷിയെ പോലെ തന്നെ മഷൂറയ്ക്കും ആരാധകർ ഏറെയാണ്. കുട്ടിത്തം നിറഞ്ഞ വർത്തമാനവും ചിരിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. കസ്‌കസിനായി ഇനി ക്യാഷ് കളയണ്ടാ തുളസിയിൽ നിന്നും കസ്‌കസ് ഉണ്ടാക്കാം 😳👌 എങ്ങനെയെന്നല്ലേ വീഡിയോ കാണാം. ഇത് മല്ലു സിംഗ് അല്ല മഞ്ജു സിംഗ്! 😍 ജീൻസും ബനിയനും ധരിച്ച് കിടിലൻ ലുക്കിൽ മഞ്ജു വീണ്ടും ഞെട്ടിച്ചു മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടര്‍ തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലെല്ലാമാണ് ജാഗ്രതാനിര്‍ദേശം. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പാംബ്ള ഡാമിന്റെ ഷട്ടറുകൾ ഉയർത്തി മത്സ്യബന്ധനക്കപ്പലിലെ ആദ്യ വനിതാ ക്യാപ്റ്റനായി ആലപ്പുഴക്കാരി! മികച്ച സ്കൂൾ പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം വയനാട് ജില്ലക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ ഏറ്റവും നല്ല പ്രവേശനോത്സവ ചിത്രത്തിന കവളപ്പാറ ദുരന്തം കഴിഞ്ഞ് ഒരു മാസം; ആശ്രിതര്‍ക്ക് ധനസഹായം വൈകുന്നു; പുത്തുമലയില്‍ ലഭിച്ചത് 40 ശതമാനം പേര്‍ക്ക് മാത്രം പെട്ടിക്കടകള്‍ക്കെന്ന പോലെ ക്വാറി അനുമതി; 31 പാറമടകള്‍ കൂടി തുറക്കുന്നു; നീക്കം പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ കാലവര്‍ഷം: കേരളത്തിലാകെ 13 ശതമാനത്തിലധികം മഴ; കണക്കിലെ കുറവ് നികത്തിയത് ആഗസ്റ്റിലെ ഒരാഴ്ച്ച പെയ്ത്ത് പ്രളയം: അടിയന്തിര സഹായം കിട്ടാതെ 37,617 കുടുംബങ്ങള്‍; ഓണത്തിന് മുമ്പ് എല്ലാവര്‍ക്കുമെന്ന വാക്ക് പാലിക്കാനായില്ല ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ ജനകീയ സേന; മുന്നറിയിപ്പ് നല്‍കാനും വാഹനാപകടസഹായമെത്തിക്കാനും യൂണിറ്റുകള്‍ ‘ആ 11 പേരുകള്‍ മായാത്ത വേദന’; കവളപ്പാറയില്‍ ഇനിയും കണ്ടെത്താത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍പ്രണാമം പ്രളയം: നിര്‍മ്മാണരീതികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍; കോണ്‍ക്രീറ്റില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും ‘ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കാവില്ലേ ?’; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്നു തിരിച്ചറിയണമെന്ന് മോഹന്‍ലാല്‍ മഴക്കെടുതി: കൃഷിയില്‍ മാത്രമുണ്ടായത് 1300 കോടിയുടെ നാശം; ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ പ്രതിസന്ധിയില്‍ ‘വെള്ളപ്പൊക്കത്തില്‍’; ആട്ടിന്‍ കുഞ്ഞുങ്ങളെ കടിച്ചെടുത്ത് ഉയര്‍ന്ന പ്രദേശത്തേക്ക്; നായ്ക്കള്‍ രക്ഷിച്ചത് 47 ആടുകളെ ഈ 10 ശില്പങ്ങളിൽ എത്രയെണ്ണം നിങ്ങൾക്ക് ലോകത്ത് അറിയാം?മൂന്ന് തലങ്ങളിൽ, ശില്പത്തിന് (ശിൽപങ്ങൾക്ക്) ഒരു നീണ്ട ചരിത്രവും പാരമ്പര്യവും സമ്പന്നമായ കലാപരമായ നിലനിർത്തലും ഉണ്ട്. മാർബിൾ, വെങ്കലം, മരം, മറ്റ് വസ്തുക്കൾ എന്നിവ കൊത്തിയെടുത്തതും കൊത്തിയെടുത്തതും ഒരു പ്രത്യേക സ്ഥലത്തോടുകൂടിയ ദൃശ്യപരവും ദൃ ang വുമായ കലാപരമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനും, സാമൂഹിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതിനും കലാകാരന്മാരുടെ സൗന്ദര്യാത്മക വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു, സൗന്ദര്യാത്മക ആശയങ്ങളുടെ കലാപരമായ ആവിഷ്കാരം.പാശ്ചാത്യ ശില്പകലയുടെ വികസനം മൂന്ന് കൊടുമുടികൾ അനുഭവിച്ചു, കലയുടെ പൂർണ്ണ ചിത്രം നമുക്കറിയാം. പുരാതന ഗ്രീസിലും റോമിലും ഇത് ആദ്യത്തെ കൊടുമുടിയിലെത്തി. ഏറ്റവും ഉയർന്ന കണക്ക് ഫിഡിയാസായിരുന്നു, ഇറ്റാലിയൻ നവോത്ഥാനം രണ്ടാമത്തെ കൊടുമുടിയായി. ഈ കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന വ്യക്തിയായിരുന്നു മൈക്കലാഞ്ചലോ. പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസ് റോഡിന്റെ നേട്ടം മൂലം മൂന്നാമത്തെ കൊടുമുടിയിലേക്ക് പ്രവേശിച്ചു. റോഡിന് ശേഷം പാശ്ചാത്യ ശില്പം ഒരു പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു ആധുനിക ശില്പകലയുടെ യുഗം. ശില്പകലാകാരന്മാർ ക്ലാസിക്കൽ ശില്പത്തിന്റെ ചങ്ങലകളിൽ നിന്ന് മുക്തി നേടാനും പുതിയ ആവിഷ്കാര രൂപങ്ങൾ സ്വീകരിക്കാനും പുതിയ ആശയങ്ങൾ പിന്തുടരാനും ശ്രമിക്കുന്നു. ഇപ്പോൾ, ശില്പകലയുടെ പനോരമിക് ചരിത്രത്തിലൂടെ ഓരോ കാലഘട്ടത്തിലെയും കലാപരമായ സൃഷ്ടികളും മുന്നേറ്റങ്ങളും നമുക്ക് കാണിക്കാൻ കഴിയും, ഈ 10 ശില്പങ്ങളും അറിഞ്ഞിരിക്കണം. 3,300 വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ലും പ്ലാസ്റ്ററും കൊണ്ട് വരച്ച ഛായാചിത്രമാണ് നെഫെർട്ടിറ്റിയുടെ തകർച്ച. പുരാതന ഈജിപ്ഷ്യൻ ഫറവോൻ അഖെനാറ്റന്റെ മഹാനായ രാജകീയ ഭാര്യ നെഫെർട്ടിറ്റിയാണ് പ്രതിമ കൊത്തിയിരിക്കുന്നത്. ബിസി 1345 ൽ തുത്മോസ് എന്ന ശില്പിയാണ് ഈ പ്രതിമ കൊത്തിയതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പുരാതന ഈജിപ്തിലെ ഏറ്റവും കൂടുതൽ പുനർനിർമ്മാണങ്ങളുള്ള ചിത്രങ്ങളിൽ ഒന്നാണ് നെഫെർട്ടിറ്റിയുടെ തകർച്ച. ബെർലിൻ മ്യൂസിയത്തിന്റെ സ്റ്റാർ എക്സിബിറ്റാണ് ഇത്, ഒരു അന്താരാഷ്ട്ര സൗന്ദര്യാത്മക സൂചകമായി കണക്കാക്കപ്പെടുന്നു. ടുട്ടൻഖാമുന്റെ മുഖംമൂടിയുമായി താരതമ്യപ്പെടുത്തുമ്പോൾ പുരാതന കലയിലെ ഏറ്റവും അഭിമാനകരമായ കലാസൃഷ്ടികളിലൊന്നാണ് നെഫെർട്ടിറ്റിയുടെ പ്രതിമയെ വിശേഷിപ്പിക്കുന്നത്. നീളമുള്ള കഴുത്ത്, ഭംഗിയുള്ള വില്ലിന്റെ ആകൃതിയിലുള്ള പുരികങ്ങൾ, ഉയർന്ന കവിൾത്തടങ്ങൾ, നീളമുള്ള നേർത്ത മൂക്ക്, ചുവന്ന ചുണ്ടുകൾ എന്നിവയുള്ള ഒരു സ്ത്രീയെ ഈ പ്രതിമ കാണിക്കുന്നു. ഇത് നെഫെർട്ടിറ്റിയെ ഒരു പുരാതന കലാസൃഷ്ടിയാക്കുന്നു. ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ. ” ബെർലിനിലെ മ്യൂസിയം ദ്വീപിലെ പുതിയ മ്യൂസിയത്തിൽ നിലവിലുണ്ട്. 328 സെന്റിമീറ്റർ ഉയരമുള്ള മാർബിൾ പ്രതിമ, സമോത്രേസിലെ വിജയദേവത. പുരാതന ഗ്രീക്ക് കാലഘട്ടത്തെ അതിജീവിച്ച പ്രശസ്തമായ ഒരു ശില്പത്തിന്റെ യഥാർത്ഥ കൃതിയാണിത്. ഇത് ഒരു അപൂർവ നിധിയായി കണക്കാക്കപ്പെടുന്നു, മാത്രമല്ല രചയിതാവിനെ പരിശോധിക്കാൻ കഴിയില്ല. പുരാതന ഗ്രീക്ക് നാവിക യുദ്ധത്തിൽ സമോത്രേസിനെ കീഴടക്കിയ ഡെമെട്രിയസ് ഈജിപ്തിലെ ടോളമി രാജാവിന്റെ കപ്പലിനെതിരായ പരാജയത്തെ അനുസ്മരിപ്പിക്കുന്നതിനായി നിർമ്മിച്ച കർക്കശവും മൃദുവായതുമായ കലാസൃഷ്ടികളുടെ സംയോജനമാണ് അവൾ. ബിസി 190 ഓടെ, വിജയികളായ രാജാക്കന്മാരെയും സൈനികരെയും സ്വാഗതം ചെയ്യുന്നതിനായി സമോത്രേസിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ ഈ പ്രതിമ സ്ഥാപിച്ചു. കടൽക്കാറ്റിനെ അഭിമുഖീകരിച്ച് ദേവി കരയിലെത്തിയ നായകന്മാരെ ആലിംഗനം ചെയ്യാൻ പോകുന്നതുപോലെ അവളുടെ സുന്ദരമായ ചിറകുകൾ വിരിച്ചു. പ്രതിമയുടെ തലയും കൈകളും വികൃതമാക്കിയിട്ടുണ്ടെങ്കിലും അവളുടെ സുന്ദരമായ ശരീരം നേർത്ത വസ്ത്രങ്ങളിലൂടെയും മടക്കുകളിലൂടെയും വെളിപ്പെടുത്താൻ കഴിയും. പ്രതിമയ്‌ക്ക് അതിരുകടന്ന മനോഭാവമുണ്ട്, അത് അതിന്റെ പ്രമേയത്തെ പൂർണ്ണമായി പ്രതിഫലിപ്പിക്കുകയും അവിസ്മരണീയമായ ഒരു ഇമേജ് അവശേഷിപ്പിക്കുകയും ചെയ്യുന്നു. പാരീസിൽ നിലവിലുള്ള ലൂവ്രെ ലൂവറിന്റെ മൂന്ന് നിധികളിൽ ഒന്നാണ്. മിലോസിന്റെ അഫ്രോഡൈറ്റ്, ബ്രോക്കൺ ആർമിനൊപ്പം വീനസ് എന്നും അറിയപ്പെടുന്നു. ഇതുവരെ ഗ്രീക്ക് സ്ത്രീ പ്രതിമകളിൽ ഏറ്റവും മനോഹരമായ പ്രതിമയായി ഇത് അംഗീകരിക്കപ്പെട്ടു. പുരാതന ഗ്രീക്ക് പുരാണത്തിലെ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ് ഒഫ്രോഡൈറ്റ്, ഒളിമ്പസിലെ പന്ത്രണ്ട് ദേവന്മാരിൽ ഒരാളാണ് അഫ്രോഡൈറ്റ്. അഫ്രോഡൈറ്റ് ലൈംഗികതയുടെ ദേവത മാത്രമല്ല, ലോകത്തിലെ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവത കൂടിയാണ്. പുരാതന ഗ്രീക്ക് സ്ത്രീകളുടെ തികഞ്ഞ രൂപവും രൂപവും അഫ്രോഡൈറ്റിനുണ്ട്, ഇത് പ്രണയത്തെയും സ്ത്രീകളുടെ സൗന്ദര്യത്തെയും പ്രതീകപ്പെടുത്തുന്നു, കൂടാതെ സ്ത്രീ ശാരീരിക സൗന്ദര്യത്തിന്റെ ഏറ്റവും ഉയർന്ന പ്രതീകമായി കണക്കാക്കപ്പെടുന്നു. ചാരുതയുടെയും മനോഹാരിതയുടെയും മിശ്രിതമാണിത്. അവളുടെ എല്ലാ പെരുമാറ്റവും ഭാഷയും ഒരു മാതൃക നിലനിർത്തുന്നതിനും ഉപയോഗിക്കുന്നതിനും മൂല്യമുള്ളതാണ്, പക്ഷേ ഇതിന് സ്ത്രീ പവിത്രതയെ പ്രതിനിധീകരിക്കാൻ കഴിയില്ല. തകർന്ന ആയുധങ്ങളുള്ള ശുക്രന്റെ നഷ്ടപ്പെട്ട ആയുധങ്ങൾ യഥാർത്ഥത്തിൽ എങ്ങനെയായിരുന്നുവെന്ന് കലാകാരന്മാരിലും ചരിത്രകാരന്മാരിലും ഏറ്റവും താൽപ്പര്യമുള്ള രഹസ്യ വിഷയമായി മാറി. മൂന്ന് നിധികളിലൊന്നായ പാരീസിലെ ലൂവ്രിലാണ് ഈ ശില്പം നിലവിൽ നിലനിൽക്കുന്നത്. നഗ്ന പ്രതിമകളുടെ പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച ആദ്യത്തെ കൃതിയാണ് ഡൊണാറ്റെല്ലോയുടെ വെങ്കല ശില്പം “ഡേവിഡ്” (സി. 1440). പ്രതിമയിൽ, ഈ വേദപുസ്തകം ഇനി ഒരു ആശയപരമായ ചിഹ്നമല്ല, മറിച്ച് ജീവനുള്ളതും മാംസവും രക്തജീവിതവുമാണ്. മതപരമായ ഇമേജുകൾ പ്രകടിപ്പിക്കുന്നതിനും മാംസത്തിന്റെ ഭംഗി ize ന്നിപ്പറയുന്നതിനും നഗ്നചിത്രങ്ങൾ ഉപയോഗിക്കുന്നത് ഈ കൃതിക്ക് ഒരു നാഴികക്കല്ല് പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. ബിസി പത്താം നൂറ്റാണ്ടിൽ ഇസ്രായേലിലെ ഹെരോദാരാജാവ് ഭരിച്ചപ്പോൾ ഫെലിസ്ത്യർ ആക്രമിച്ചു. എട്ട് അടി ഉയരവും കൂറ്റൻ ഹാൽബർഡ് ധരിച്ച ഗോലിയാത്ത് എന്ന യോദ്ധാവും ഉണ്ടായിരുന്നു. ഇസ്രായേല്യർ 40 ദിവസം യുദ്ധം ചെയ്യാൻ തുനിഞ്ഞില്ല. ഒരു ദിവസം, ചെറുപ്പക്കാരനായ ഡേവിഡ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന സഹോദരനെ കാണാൻ പോയി. ഗൊല്യാത്ത് വളരെയധികം ആധിപത്യം പുലർത്തുന്നുവെന്നും അവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും അദ്ദേഹം കേട്ടു. ഗൊല്യാത്തിൽ ഇസ്രായേല്യരെ പുറത്തുപോയി കൊല്ലാനുള്ള അപമാനം ഹെരോദാരാജാവ് സമ്മതിക്കണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ഹെരോദാവിന്‌ അത് ചോദിക്കാൻ കഴിഞ്ഞില്ല. ഡേവിഡ് പുറത്തുവന്നതിനുശേഷം, അലറുകയും ഗൊല്യാത്തിനെ സ്ലിംഗ് മെഷീൻ ഉപയോഗിച്ച് തലയിൽ അടിക്കുകയും ചെയ്തു. സ്തംഭിച്ചുപോയ ഭീമാകാരൻ നിലത്തു വീണു, ദാവീദ് വാൾ കുത്തനെ വലിച്ചെടുത്ത് ഗൊല്യാത്തിന്റെ തല ഛേദിച്ചു. പ്രതിമയിലെ മനോഹരമായ ഒരു ഇടയ ബാലനായിട്ടാണ് ഡേവിഡിനെ ചിത്രീകരിച്ചിരിക്കുന്നത്, ഒരു ഇടയ തൊപ്പി ധരിച്ച്, വലതുകയ്യിൽ വാൾ പിടിച്ച്, മുറിച്ച ഗോലിയാത്തിന്റെ തലയിൽ കാലിനു താഴെ കാലെടുത്തുവയ്ക്കുന്നു. അയാളുടെ മുഖത്തെ ഭാവം വളരെ ഉല്ലാസപ്രദവും അല്പം അഭിമാനകരവുമാണെന്ന് തോന്നുന്നു. ഇറ്റലിയിലെ ആദ്യകാല നവോത്ഥാനത്തിലെ ആദ്യ തലമുറയിലെ കലാകാരന്മാരും പതിനഞ്ചാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശില്പിയുമായിരുന്നു ഡൊണാറ്റെല്ലോ (ഡൊണാറ്റെല്ലോ 1386-1466 ഇറ്റലിയിലെ ഫ്ലോറൻസിലെ ബാർഗെല്ലോ ഗാലറിയിലാണ് ഈ ശില്പം ഇപ്പോൾ. 1876 ൽ ഫ്രാൻസിന് അമേരിക്ക നൽകിയ നൂറാം വാർഷിക സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി (സ്റ്റാച്യു ഓഫ് ലിബർട്ടി ലിബർട്ടി എലൈറ്റൈനിംഗ് ദി വേൾഡ് (ലിബർട്ടി എലൈറ്റിംഗ് ദി വേൾഡ് പ്രശസ്ത ഫ്രഞ്ച് ശില്പിയായ ബർത്തോൾഡി ആണ് സ്റ്റാച്യു ഓഫ് ലിബർട്ടി പൂർത്തിയാക്കിയത്. 10 വർഷത്തിനുള്ളിൽ. ലേഡി ലിബർട്ടി പുരാതന ഗ്രീക്ക് രീതിയിലുള്ള വസ്ത്രമാണ് ധരിക്കുന്നത്, അവൾ ധരിക്കുന്ന കിരീടം ഏഴ് ഭൂഖണ്ഡങ്ങളിലെ ഏഴ് സ്പിയറുകളെയും ലോകത്തിലെ നാല് സമുദ്രങ്ങളെയും പ്രതീകപ്പെടുത്തുന്നു. ദേവി വലതു കൈയിലെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ടോർച്ച് പിടിക്കുന്നു, ഇടത് കൈ 1776 ജൂലൈ 4 ന് കൊത്തിവച്ചിരിക്കുന്ന “സ്വാതന്ത്ര്യ പ്രഖ്യാപനം” പിടിച്ചിരിക്കുന്നു, അവളുടെ കാൽക്കീഴിൽ തകർന്ന കരക uff ശല വസ്തുക്കളും ചങ്ങലകളും ഉണ്ട്. അവൾ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുകയും സ്വേച്ഛാധിപത്യത്തിന്റെ പരിമിതികളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു. 1886 ഒക്ടോബർ 28 നാണ് ഇത് പൂർത്തീകരിച്ച് അനാച്ഛാദനം ചെയ്തത്. ഇരുമ്പ് പ്രതിമയുടെ ആന്തരിക ഘടന രൂപകൽപ്പന ചെയ്തത് ഗുസ്താവ് ഈഫൽ ആണ്, പിന്നീട് പാരീസിൽ ഈഫൽ ടവർ നിർമ്മിച്ചു. 93 മീറ്റർ ഉയരവും 225 ടൺ ഭാരവുമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി 46 മീറ്റർ ഉയരത്തിലാണ്. 1984 ൽ സ്റ്റാച്യു ഓഫ് ലിബർട്ടി ഒരു ലോക സാംസ്കാരിക പൈതൃകമായി പട്ടികപ്പെടുത്തി. “ചിന്തകൻ” ശക്തനായ ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നു. ഭീമാകാരൻ കുനിഞ്ഞു, കാൽമുട്ടുകൾ വളച്ച്, വലതു കൈ താടിയിൽ വിശ്രമിച്ചു, താഴെ നടന്ന ദുരന്തം നിശബ്ദമായി നിരീക്ഷിച്ചു. അഗാധമായ നോട്ടവും ചുണ്ടുകൊണ്ട് മുഷ്ടി കടിക്കുന്ന ആംഗ്യവും അങ്ങേയറ്റം വേദനാജനകമായ ഒരു മാനസികാവസ്ഥ കാണിച്ചു. ശില്പത്തിന്റെ രൂപം നഗ്നമാണ്, ചെറുതായി കുനിഞ്ഞ അരക്കെട്ട്. ഇടത് കൈ സ്വാഭാവികമായും ഇടത് കാൽമുട്ടിന്മേൽ വയ്ക്കുന്നു, വലതു കാൽ വലതു കൈയെ പിന്തുണയ്ക്കുന്നു, വലതു കൈ മൂർച്ചയുള്ള വരയുള്ള താടി പ്രതിമയിൽ നിന്ന് എടുക്കുന്നു. മുറുകെപ്പിടിച്ച മുഷ്ടി ചുണ്ടുകൾക്ക് നേരെ അമർത്തിയിരിക്കുന്നു. ഇത് വളരെ അനുയോജ്യമാണ്. ഈ സമയത്ത്, അവന്റെ പേശികൾ പരിഭ്രാന്തരായി, മുഴുവൻ വരികളും വെളിപ്പെടുത്തുന്നു. പ്രതിമയുടെ പ്രതിച്ഛായ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, അദ്ദേഹം ഒരു തീവ്രമായ പദപ്രയോഗത്തോടെ ഉയർന്ന തീവ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് കാണിക്കുന്നു. അഗസ്റ്റെ റോഡിൻറെ മൊത്തത്തിലുള്ള രചനാ സമ്പ്രദായത്തിലെ ഒരു മാതൃകയാണ് “തിങ്കർ”. അദ്ദേഹത്തിന്റെ മാന്ത്രിക കലാപരമായ പരിശീലനത്തിന്റെ പ്രതിഫലനവും പ്രതിഫലനവുമാണിത്. മനുഷ്യന്റെ കലാപരമായ ചിന്തയുടെ നിർമ്മാണത്തിന്റെയും സംയോജനത്തിന്റെയും പ്രതിഫലനം കൂടിയാണിത്-റോഡിന്റെ കലാപരമായ ചിന്താ സമ്പ്രദായം സാക്ഷ്യപ്പെടുത്തൽ. ലൂയിസ് ബൂർഷ്വാ എഴുതിയ “സ്പൈഡർ” എന്ന പ്രസിദ്ധ കൃതിക്ക് 30 അടിയിലധികം ഉയരമുണ്ട്. വലിയ ചിലന്തി ശില്പം ഒരു പരവതാനി നന്നാക്കുന്ന കലാകാരന്റെ സ്വന്തം അമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോൾ, നാം കാണുന്ന ചിലന്തി ശില്പങ്ങൾ, ദുർബലവും, നീളമുള്ള കാലുകളും, 26 മാർബിൾ മുട്ടകളെ ധൈര്യത്തോടെ സംരക്ഷിക്കുന്നു, അവ ഉടനടി താഴെ വീഴും എന്നതുപോലെയാണ്, മാത്രമല്ല പൊതുജനങ്ങളുടെ ഭയം ഉളവാക്കുകയും ചെയ്യുന്നു, ചിലന്തികൾ അവയുടെ ആവർത്തിച്ചുള്ള രൂപമാണ് തീമുകളിൽ ശില്പം ചിലന്തി ഉൾപ്പെടുന്നു 1996. ബിൽബാവോയിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലാണ് ഈ ശില്പം സ്ഥിതിചെയ്യുന്നത്. ലൂയിസ് ബൂർഷ്വാ ഒരിക്കൽ പറഞ്ഞു: പ്രായമേറിയ വ്യക്തി, മിടുക്കൻ. ക്വിൻ ഷിഹുവാങ്ങിന്റെ ടെറാക്കോട്ട വാരിയേഴ്സും കുതിരകളും സൃഷ്ടിച്ചത് ആരാണ്? ഉത്തരമില്ലെന്ന് കണക്കാക്കപ്പെടുന്നു, പക്ഷേ പിൽക്കാല തലമുറയിലെ കലകളിൽ അതിന്റെ സ്വാധീനം ഇന്നും നിലനിൽക്കുന്നു, അത് ഒരു ഫാഷൻ പ്രവണതയായി മാറിയിരിക്കുന്നു. നമ്പർ 561 സോങ്‌ഷാൻ ഈസ്റ്റ് റോഡ്, ചാങ്‌ജാൻ ഡിസ്ട്രിക്റ്റ്. Z ഷിജിയാഹുവാങ് സിറ്റി ഹെബി പ്രവിശ്യ , ചൈന ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. മകനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം! കടയ്ക്കാവൂരിലെ സത്യമെന്ത്?കാണാം ടോപ്പ് 5 ന്യൂസ് – Media Mangalam മകനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്മയ്ക്ക് ജാമ്യം! കടയ്ക്കാവൂരിലെ സത്യമെന്ത്?കാണാം ടോപ്പ് 5 ന്യൂസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും :മുല്ലപ്പള്ളി രാമചന്ദ്രന്‍ വിഐപികള്‍ക്ക് ബുദ്ധിമുട്ട്; കര്‍ട്ടന്‍ പരിശോധന നിര്‍ത്തി ഇനി പാവപ്പെട്ട ബൈക്കുകാരുടെ നെഞ്ചത്തേക്ക് മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് നാല് ഷട്ടറുകൾ കൂടി തുറന്നു; ആകെ തുറന്ന സ്പില്‍വേ ഷട്ടറുകളുടെ എണ്ണം ഒന്‍പതായി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം മഹാരാഷ്ട്രയിൽ ഏഴുപേർക്ക് കൂടി ഒമിക്രോൺ; രാജ്യത്താകെ 12 കേസുകൾ വീട്ടമ്മ പൊളളലേറ്റ് മരിച്ച സംഭവം; സമീപവാസിയായ യുവാവിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍; മരിക്കും മുമ്പ് യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖ പോലീസിന് കൈമാറി ശ്രീകൃഷ്ണന്റെ യോഗമെന്ന് യേശുവും ശിവനും; ഇന്ധനവിലക്കെതിരെ സമരം ചെയ്യാൻ ഇനി ഭഗവാൻ കൃഷ്ണൻ മുമ്പിൽ നിൽക്കുമെന്നും ട്രോളന്മാർ; ഗുരുവായൂരപ്പന് കിട്ടിയ പുതിയ കാണിക്ക സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇങ്ങനെ.. 65 വർഷമായി കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ല; ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം പച്ചയ്‌ക്കും ഇടയ്‌ക്ക് പൊള്ളിച്ചും കഴിക്കും; മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി ചുരുട്ടിയെടുത്ത് പുകക്കും; അമോ ഹാജി എന്ന വിചിത്ര മനുഷ്യന്റെ കഥ ഇങ്ങനെ ലൈംഗിക ബന്ധത്തിന് പൊസിഷനുകൾ അമ്പതോളം; സമയം കൂട്ടാനും മാർഗമുണ്ട്; ഹോട്ട് സെക്സിനായുള്ള ടിപ്പുകൾ ഇങ്ങനെ “ഇനി പഠിച്ച വക്കീൽ പണി ചെയ്ത് മുന്നോട്ടു പോകണം; സിനിമ വിട്ടുകളയില്ല, ഒപ്പമുണ്ടാകും”: ബിനീഷ് കോടിയേരി ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു; ശബരിമലയ്ക്ക് പോകാനുള്ള ചടങ്ങുകളിൽനിന്ന് യുവാവിന് വിലക്ക്; ക്ഷേത്രകമ്മറ്റിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ശ്രീകൃഷ്ണന്റെ യോഗമെന്ന് യേശുവും ശിവനും; ഇന്ധനവിലക്കെതിരെ സമരം ചെയ്യാൻ ഇനി ഭഗവാൻ കൃഷ്ണൻ മുമ്പിൽ നിൽക്കുമെന്നും ട്രോളന്മാർ; ഗുരുവായൂരപ്പന് കിട്ടിയ പുതിയ കാണിക്ക സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇങ്ങനെ.. 65 വർഷമായി കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ല; ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം പച്ചയ്‌ക്കും ഇടയ്‌ക്ക് പൊള്ളിച്ചും കഴിക്കും; മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി ചുരുട്ടിയെടുത്ത് പുകക്കും; അമോ ഹാജി എന്ന വിചിത്ര മനുഷ്യന്റെ കഥ ഇങ്ങനെ ലൈംഗിക ബന്ധത്തിന് പൊസിഷനുകൾ അമ്പതോളം; സമയം കൂട്ടാനും മാർഗമുണ്ട്; ഹോട്ട് സെക്സിനായുള്ള ടിപ്പുകൾ ഇങ്ങനെ സന്തോഷ് ട്രോഫി; പോണ്ടിച്ചേരിയെ കീഴടക്കി കേരളം ഫൈനല്‍ റൗണ്ടില്‍ “ഇനി പഠിച്ച വക്കീൽ പണി ചെയ്ത് മുന്നോട്ടു പോകണം; സിനിമ വിട്ടുകളയില്ല, ഒപ്പമുണ്ടാകും”: ബിനീഷ് കോടിയേരി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ചേര്‍ത്തല: ട്രൈംഫ് മോട്ടോര്‍, ഇരുചക്ര വാഹനത്തിലെ ഗ്ലാമര്‍ താരം, ഇനി ഈ ബൈക്ക് ചേര്‍ത്തലയിലും അണ്ടാകും. 11,53,778 രൂപ വിലവരുന്ന ബൈക്ക് വയലാര്‍ കല്ല്യാണിയില്‍ രാജേഷ് സീതാറാമാണ്… ശ്രീകൃഷ്ണന്റെ യോഗമെന്ന് യേശുവും ശിവനും; ഇന്ധനവിലക്കെതിരെ സമരം ചെയ്യാൻ ഇനി ഭഗവാൻ കൃഷ്ണൻ മുമ്പിൽ നിൽക്കുമെന്നും ട്രോളന്മാർ; ഗുരുവായൂരപ്പന് കിട്ടിയ പുതിയ കാണിക്ക സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇങ്ങനെ.. 65 വർഷമായി കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ല; ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം പച്ചയ്‌ക്കും ഇടയ്‌ക്ക് പൊള്ളിച്ചും കഴിക്കും; മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി ചുരുട്ടിയെടുത്ത് പുകക്കും; അമോ ഹാജി എന്ന വിചിത്ര മനുഷ്യന്റെ കഥ ഇങ്ങനെ ലൈംഗിക ബന്ധത്തിന് പൊസിഷനുകൾ അമ്പതോളം; സമയം കൂട്ടാനും മാർഗമുണ്ട്; ഹോട്ട് സെക്സിനായുള്ള ടിപ്പുകൾ ഇങ്ങനെ “ഇനി പഠിച്ച വക്കീൽ പണി ചെയ്ത് മുന്നോട്ടു പോകണം; സിനിമ വിട്ടുകളയില്ല, ഒപ്പമുണ്ടാകും”: ബിനീഷ് കോടിയേരി വീട്ടമ്മ പൊളളലേറ്റ് മരിച്ച സംഭവം; സമീപവാസിയായ യുവാവിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍; മരിക്കും മുമ്പ് യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖ പോലീസിന് കൈമാറി ശ്രീകൃഷ്ണന്റെ യോഗമെന്ന് യേശുവും ശിവനും; ഇന്ധനവിലക്കെതിരെ സമരം ചെയ്യാൻ ഇനി ഭഗവാൻ കൃഷ്ണൻ മുമ്പിൽ നിൽക്കുമെന്നും ട്രോളന്മാർ; ഗുരുവായൂരപ്പന് കിട്ടിയ പുതിയ കാണിക്ക സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇങ്ങനെ.. 65 വർഷമായി കുളിയില്ല, നനയില്ല, മുഖം പോലും കഴുകാറില്ല; ചത്ത മൃഗങ്ങളുടെ ചീഞ്ഞ മാംസം പച്ചയ്‌ക്കും ഇടയ്‌ക്ക് പൊള്ളിച്ചും കഴിക്കും; മൃഗങ്ങളുടെ വിസർജ്യങ്ങൾ ഉണക്കി ചുരുട്ടിയെടുത്ത് പുകക്കും; അമോ ഹാജി എന്ന വിചിത്ര മനുഷ്യന്റെ കഥ ഇങ്ങനെ ലൈംഗിക ബന്ധത്തിന് പൊസിഷനുകൾ അമ്പതോളം; സമയം കൂട്ടാനും മാർഗമുണ്ട്; ഹോട്ട് സെക്സിനായുള്ള ടിപ്പുകൾ ഇങ്ങനെ സന്തോഷ് ട്രോഫി; പോണ്ടിച്ചേരിയെ കീഴടക്കി കേരളം ഫൈനല്‍ റൗണ്ടില്‍ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നറിയപ്പെടുന്ന മെഹവിഷ് ഹയാതിന് വിവാഹം കഴിക്കാൻ ഇഷ്ടം ഈ യുവ രാഷ്ട്രീയ നേതാവിനെ Newsthen l The news interactive സംസ്ഥാനത്ത് ഇന്ന് 4,450 കോവിഡ് കേസുകള്‍; 23 മരണം അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നറിയപ്പെടുന്ന മെഹവിഷ് ഹയാതിന് വിവാഹം കഴിക്കാൻ ഇഷ്ടം ഈ യുവ രാഷ്ട്രീയ നേതാവിനെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നാണ് മെഹവിഷ് ഹയാത് പാക്ക് സിനിമാലോകത്ത് അറിയപ്പെടുന്നത്, തന്റെ സങ്കൽപ്പത്തിലെ വിവാഹത്തെക്കുറിച്ച് മെഹവിഷ് ഒരു ടിവി ഷോയിൽ തുറന്നു പറഞ്ഞു. ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അഭിമുഖം എടുക്കുന്ന ആളുടെ ചോദ്യം. ആളുടെ നിറം തനിക്ക് പ്രശ്നമല്ലെന്നും നീളമാണ് വേണ്ടതെന്നും മെഹവിഷ് മറുപടി നൽകി. പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഈയടുത്ത് അംഗമായ ആളെയാണോ ഉദ്ദേശിക്കുന്നത് എന്ന് അഭിമുഖം എടുക്കുന്ന ആൾ ചോദിച്ചു. ബിലാവലിനെക്കുറിച്ച് ആണോ നിങ്ങൾ ചോദിക്കുന്നത് എന്ന് മെഹവിഷ് തിരിച്ചു ചോദിച്ചു. താൻ ബിലാവലിനെ അല്ല ഉദ്ദേശിച്ചത് എന്നും ബിലാവൽ ആണെങ്കിൽ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്നും അഭിമുഖം എടുക്കുന്നയാൾ ചോദിച്ചു. കാണാൻ സുന്ദരനായ, തനിക്കിഷ്ടമുള്ള രാഷ്ട്രീയ നേതാവാണ് ബിലാവൽ എന്ന് മെഹവിഷ് മറുപടി നൽകി. പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിയുടെയും മകനാണ് ബിലാവൽ ഭൂട്ടോ സർദാരി.27 വയസ്സുള്ള മെഹവിഷ് ദാവൂദുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് പാകിസ്താനിൽ പൊതുവേ കരുതുന്നത്. പാകിസ്ഥാനിലെ ഉന്നത സിവിലിയൻ- സൈനിക ബഹുമതിയായ തമാ- ഇ – ഇൻതിയാസ് മെഹവിഷിന് നൽകിയതോടെയാണ് 2019 ൽ ദാവൂദുമായി ബന്ധപ്പെട്ട അഭ്യൂഹം പരന്നത്.മെഹവിഷിന്റെ ഒരു ഐറ്റംനമ്പർ കണ്ടതോടെ ദാവൂദ് പ്രണയത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ദാവൂദിന്റെ നിർദ്ദേശത്താൽ നിരവധി സിനിമ പ്രോജക്ടുകൾ മെഹവിഷിന് വരുന്നുണ്ടെന്നും വാർത്തകൾ ഉണ്ട്‌. Previous Previous post: കണ്ണൂരിൽ പൊടുന്നനെ വീട്ടമ്മ ഭൂമിയിൽ താണുപോയി, പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ Next Next post: തൂപ്പുകാരിക്ക് പോലീസുകാർ സല്യൂട്ട് അടിക്കുന്നത് കണ്ട് ഞെട്ടി ആളുകൾ ,അതിനു പിന്നിൽ ഒരു കഥയുണ്ട് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… ദേശീയ ആയുര്‍വേദ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും Express Herald ദേശീയ ആയുര്‍വേദ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും Minister Veena George will inaugurate the National Ayurveda Day at the state level ദേശീയ ആയുര്‍വേദ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പോഷണത്തിന് ആയുര്‍വേദം: നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഹാരത്തില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ശരിയായ പോഷണമുള്ളവര്‍ക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനില്‍ക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം. ആയുര്‍വേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികള്‍ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ ദിനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. എന്റെ പുതിയ പുസ്തകം- മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍- പ്രസാധനം: പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്. വില -115രൂപ). മലയാളത്തിലെ നോവല്‍, കഥ, കവിത കൃതികളിലെ തെരഞ്ഞെടുത്തു 30 പേരെ അവതരിപ്പിക്കുന്നു. അനുബന്ധം- മലയാളനോവലുകളിലെ മുസ്ലിംസ്ത്രീകഥാപാത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു ആവശ്യം നാം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന പുസ്തകമെന്ന്- അവതാരികയില്‍ ഡോ. റോസി തമ്പി. പുസ്തകത്തിന്റെ പ്രകാശനം 2014 നവംബര്‍ 29 ശനിയാഴ്ച, വടകരയില്‍ നടക്കും. ഖദീജാ മുംതാസ്, ഡോ.രോസി തമ്പി, മൈന ഉമൈബാന്‍, ടി. പി.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു ആഗസത് 25-ന് അന്തരിച്ച വിഖ്യാത ചലച്ചിത്രസംവിധായകന്‍ ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോയുടെ കലാസപര്യയെപ്പറ്റി വിഖ്യാത ചലച്ചിത്രശില്‍പികളായ ക്ലയര്‍ ഡെനിസ് ഗൊരാന്‍ പാസ്‌കല്‍ജെവിക്, മാര്‍കോ ബലാച്ചിയോ, ഹാറൂണ്‍ ഫറോകി, ജീന്‍ റിനോയര്‍, താക്ഷി മികി, ബ്രെസര്‍, ഒഷിമ, ആഞ്ചലോ പൗലോസ്, ജിബ്രില്‍ ദിയോങ്, അലന്‍ റെനെ, മാമ്പെട്ടി, ജിറി മല്‍വിന്‍, അല്‍മദോവര്‍, ഇംകോന്‍ തെക എന്നിങ്ങനെ ചലച്ചിത്രത്തിന്റെ പിന്നിട്ട വഴികളും മാറുന്ന വ്യാകരണവും സൗന്ദര്യശാസ്ത്രവും പഠിക്കുമ്പോള്‍ കണ്ടിരിക്കേണ്ട മാസ്‌റ്റേഴ്‌സിന്റെ നിരയിലാണ് ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ എന്ന ബ്രിട്ടീഷ് ചലച്ചിത്രസംവിധായകന്റെ സ്ഥാനം. ബറോ ചിത്രങ്ങള്‍ കലങ്ങിമറിഞ്ഞ ജീവിതങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ അടയാളമാണ്. സമചിത്തതയോടെ ജീവിതാവസ്ഥ നോക്കിക്കാണുന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വാട്ട് എ ലൗലി വാര്‍ (1969 എ ബ്രിഡ്ജ് ടൂ ഫാര്‍ (1977 ഗാന്ധി (1982) ക്രൈം ഫ്രീഡം (1987) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു. ക്ലോസപ്പ് ഷോട്ടുകളോട് വിയോജിക്കുന്ന സംവിധായകനാണ് ആറ്റന്‍ബറോ. നിശ്ചലമായ കാമറയില്‍ വിരിയുന്ന നീണ്ട ടേക്കുകളോടാണ് അദ്ദേഹത്തിന് പ്രിയം. ആഫ്രിക്കയിലെ കൊളോണിയലിസത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ച് ക്രൈം ഫ്രീഡം (1987) മനുഷ്യപ്രകൃതിക്കും ശരീരഭാഷക്കും ഊന്നല്‍ നല്‍കി. വെള്ളക്കാരും കറുത്തവരും തമ്മിലുള്ള പോരാട്ടം. ദേശാടനത്തിന്റെ അര്‍ത്ഥമാനങ്ങളും അന്വേഷിക്കുകയാണ് ഈ സംവിധായകന്‍. സ്വത്വബോധം, ദേശീയത, വര്‍ഗബോധം എന്നീ മൂന്നു ഘടകങ്ങളാണ് ബറോ ചിത്രങ്ങളുടെ അന്തര്‍ധാര. കുടിയേറ്റക്കാരുടെ നിത്യജീവിതവും രാഷ്ട്രീയവീക്ഷണവും ഇഴചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍. ആത്മകഥാപരമായ ചിത്രങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് യങ് വിന്‍സ്റ്റണ്‍ (1972 ഗാന്ധി(1982 ചാപ്ലിന്‍ (1992 ഗ്രേ ഔള്‍ (1999) എന്നിവ. ബഹുമുഖപ്രതിഭയായിരുന്നു ബറോ. നടന്‍, നിര്‍മ്മാതാവ്, നാടകനടന്‍, ഫുട്‌ബോള്‍ പ്രേമി, ഉന്നതനായ ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ് സിനിമകളുടെ അറുപതുകളെ പിന്തുടര്‍ന്ന ചിത്രഭാഷയിലൂടെ ബറോ ശ്രദ്ധേനേടി. രാഷ്ട്രീയപക്ഷവാദമുള്ള സിനിമകളെന്ന് ബറോ ചിത്രങ്ങളെ വിശേഷിപ്പിക്കാം. സിനിമയെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കലാകാരന്‍. തന്റെ ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ പറയാനുദ്ദേശിച്ചത് തന്നെ വേട്ടയാടിയ ചരിത്ര- സാമൂഹിക സംഭവങ്ങള്‍ തന്നെ. ‘അദ്ദേഹം അതേപ്പറ്റി പറഞ്ഞതിങ്ങനെ:'ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അവ എനിയ്ക്ക് വളരെ പ്രധാനമാണ്. ഒരു എഴുത്തുകാരന്‍ അല്ലാത്തതുകൊണ്ട് ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നു'.’ ലോക മഹായുദ്ധങ്ങളുടെ പശ്ചത്തലത്തിലുള്ളതാണ് വാട്ട് എ ലൗലി വാര്‍ (1969 എ ബ്രിഡ്ജ് ടൂ ഫാര്‍ (1977) തുടങ്ങിയ ചിത്രങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെപ്പറ്റിയാണ് ക്രൈം ഫ്രീഡം (1987 വര്‍ണവിവേചനത്തിന് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ബറോ 'ക്രൈം ഫ്രീഡം' ഒരുക്കിയത്. മഹാരഥന്മാരുടെ ജീവചരിത്ര ചിത്രങ്ങളിലൂടെ, അവരെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വീക്ഷണം നല്‍കാനും ആറ്റന്‍ബറോ ശ്രമിച്ചിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുപ്പകാലത്തെ ചിത്രീകരിക്കുന്ന യങ് വിന്‍സ്റ്റണ്‍ (1972 ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഗാന്ധി (1982 ചാര്‍ലി ചാപ്ലിന്റെ കഥ പറയുന്ന ചാപ്ലിന്‍ (1992 ആര്‍ക്കിബാള്‍ഡ് ബെലാനിയുടെ ജീവിത വഴികളിലൂടെ നടന്നുനീങ്ങുന്ന ഗ്രേ ഔള്‍ (1999) തുടങ്ങിയ ചിത്രങ്ങള്‍. ഇതില്‍ ഗാന്ധിയാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആറ്റണ്‍ബറോയെ ചലച്ചിത്രരംഗത്ത് ഉയരങ്ങളില്‍ എത്തിച്ചത്. ഗാന്ധി ചിത്രത്തോടെ ആറ്റന്‍ബറോ ഒരു സംവിധായകനെന്ന നിലയില്‍ ലോകസിനിമയില്‍ ചിരപ്രതിഷ്ഠ നേടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആറ്റന്‍ബറോയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഗാന്ധിയായി വേഷമിട്ട ബെന്‍ കിങ്‌സിലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. എട്ട് ഓസ്‌ക്കാറാണ് ഗാന്ധിചിത്രത്തിന് ലഭിച്ചത്. രണ്ട് ബാഫ്റ്റ പുരസ്‌കാരങ്ങളും രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു. ചിരകാല സ്വപ്‌നമായ ഗാന്ധിജിയെക്കുറിച്ചുള്ള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ആറ്റന്‍ബറോ അധ്വാനിച്ചത് ഇരുപത് വര്‍ഷമാണ്. ചിത്രം പൂര്‍ത്തിയാക്കാന്‍ തന്റെ കാര്‍ വിറ്റ ആറ്റന്‍ബറോയ്ക്ക് വീടു വരെ പണയപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. പണമുണ്ടാക്കാനായി ഇഷ്ടമില്ലാത്ത ചിത്രങ്ങളില്‍പോലും അഭിനയിച്ചിരുന്നു. മാജിക് (1977 എ കോറസ് ലൈന്‍ (1985 ഷാഡോലാന്‍ഡ് (1993 ഇന്‍ ലൗ ആന്‍ഡ് വാര്‍ (1996 ക്ലോസിങ് ദ റിങ് (2007) എന്നിവയാണ് ആറ്റന്‍ബറോയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. സംവിധാനം ചെയ്ത പന്ത്രണ്ട് ചിത്രങ്ങളില്‍ എ ബ്രിഡ്ജ് ടൂ ഫാര്‍, മാജിക്, എ കോറസ് ലൈന്‍ എന്നിവ ഒഴികെയുള്ള ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു. സംവിധായകനായാണ് കൂടുതല്‍ അംഗീകാരം നേടിയതെങ്കിലും നടനായാണ് ആറ്റന്‍ബറോ ചലച്ചിത്ര രംഗത്ത് എത്തുന്നത്. പതിനൊന്നാം വയസ്സില്‍ പിതാവിനോടൊപ്പം കണ്ട വിഖ്യാത ചാപ്ലിന്‍ ചിത്രം ഗോള്‍ഡ് റഷ്’ ആണ് അദ്ദേഹത്തെ അഭിനയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1942-ല്‍ ഇരുപതാം വയസ്സില്‍ 'ഇന്‍ വിച്ച് വി സര്‍വ്' എന്ന ചിത്രത്തിലൂടെ ആറ്റന്‍ബറോ അഭിനയരംഗത്ത് തുടക്കം കുറിച്ചു. 1947-ല്‍ 'ബ്രിങ്ടണ്‍ റോക്കി'ലെ പിങ്കീ ബ്രൗണ്‍ ആണ് ആറ്റന്‍ബറോയുടെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം. ഡലസിമെര്‍ സ്ട്രീറ്റ്, ഐ ആം ഓള്‍റൈറ്റ് ജാക്ക് പോലുള്ള ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ അമ്പതുകളില്‍ തന്നെ അഭിനയരംഗത്ത് അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ആറ്റന്‍ബറോ പേരെടുത്തു. 1952-ല്‍ അഗതാ ക്രിസ്റ്റിയുടെ ‘ദ മൗസ്ട്രാപ്പ്’ എന്ന കഥയുടെ നാടകാവതരണത്തില്‍ അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറ്റന്‍ബറോയുടെ ഭാര്യയും ഈ നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം എന്ന റെക്കോര്‍ഡ് മൗസ്ട്രാപ്പിനാണ്. 1960-കളില്‍ ദ ഗ്രേറ്റ് എസ്‌കേപ്പ് പോലുള്ള ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1964-ല്‍ പ്രൈവറ്റ്‌സ് രേപാഗ്രസ്, ഗണ്‍സ് അറ്റ് ബാറ്റസി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ബാഫ്റ്റ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. 1966-ല്‍ ഡോക്ടര്‍ ഡോലിറ്റലില്‍, 1967-ല്‍ ദ സാന്‍ഡ് പെബ്ബിള്‍സ് എന്നിവയിലൂടെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടി. അദ്ദേഹത്തിന്റെ സിനിമയുടെ ആത്മാവു തന്നെ മാറുന്ന കാഴ്ചയാണ്. സ്വാഭാവികമായും ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമാണ്. 1969-ല്‍ എ കോറസ് ലൈന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ പാരമ്പര്യവഴിയില്‍ നിന്നും വേറിട്ടൊരു ദൃശ്യ ചാരുതയാണ് പാരമ്പര്യം നിലനിര്‍ത്താനും യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കാനും തയാറാകുന്നു. രണ്ട് യൂണിറ്റുകളായിരുന്നു ‘ഗാന്ധി’ സിനിമയ്ക്ക് ബറോ ഒരുക്കിയത്. ഒന്നാം യൂണിറ്റില്‍ ബ്രിട്ടീഷ് കലാകാരന്‍മാര്‍. രണ്ടാം യൂണിറ്റ് നിഹലാനിയാണ് നയിച്ചത്. ഗാന്ധി’ സിനിമകൊണ്ട് ഇന്ത്യയില്‍ ഏറെ സഞ്ചരിക്കാനും ആറ്റന്‍ബറോക്ക് സാധിച്ചു. 1977-ല്‍ ദ ഹ്യൂമര്‍ ഫാക്ടറിക്ക് ശേഷം 1993-ല്‍ സ്പില്‍ബര്‍ഗിന്റെ ജുരാസിക്ക് പാര്‍ക്കിലാണ് ബറോ അഭിനയിച്ചത്. ഇന്‍ ലവ് ആന്റ് വാര്‍, എലിസബത്, ദ മിറാക്കില്‍ ഓഫ് തേര്‍ട്ടിഫോര്‍ത്ത് മുതലായ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2002-ലെ പക്കൂണ്‍ എന്ന ചിത്രത്തിലാണ് ബറോ അവസാനമായി അഭിനയിച്ചത്. ആറ്റന്‍ബറോയുടെ നിര്യാണത്തോടെ കാമറയില്‍ മനുഷ്യഗീതം തീര്‍ത്ത ഒരു സംവിധായകന്‍ കൂടി ഓര്‍മ്മയായി. മുരളീരവം തിരികെ വരുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ വി.ടി.മുരളി മൂന്നുപതിറ്റാണ്ടിനു ശേഷം ചലച്ചിത്രരംഗത്ത് സജീവമാകുന്നു. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലെ 'ഇനിയീ മഞ്ഞില്‍ എന്ന പാട്ടിലൂടെ 'വ്യത്യസ്തമായ ശബ്ദസൗകുമാര്യവും ആലാപനഭാവുകത്വവും കൊണ്ട് നമ്മുടെ ജനകീയ സംഗീതത്തില്‍ സ്വന്തം ഇടം നിലനിര്‍ത്തിയ പാട്ടുകാരനാണ് വി.ടി.മുരളി. മലയാളിയുടെ പൊതുസംഗീതബോധത്തെ യേശുദാസിന്റെ മാന്ത്രിക സാന്നിധ്യം പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരുന്ന കാലത്താണ് നമ്മുടെ തനതു നാടോടിത്തത്തിന്റെ ആഴമേറിയ സംസ്‌കാരബലം കൊണ്ട് വി.ടി.മുരളി തന്റേതുമാത്രമായ ഒരു പാട്ടുവഴി സൃഷ്ടിച്ചത്. കുറച്ചുപാട്ടുകളെ പാടിയുള്ളുവെങ്കിലും നമ്മുടെ ചലച്ചിത്രഗാന ചരിത്രത്തിലും ലളിതഗാന, നാടകഗാന ചരിത്രത്തിലും മുരളിയുടെ പാട്ടുകള്‍ അടയാളപ്പെട്ടുകിടക്കുന്നു എന്നിങ്ങനെ ആലങ്കോട് ലീലാകൃഷ്ണന്‍ വി.ടി.മുരളിയുടെ സംഗീതയാത്രയുടെ ആത്മരേഖ വരച്ചിടുന്നു. മൂന്ന് പതിറ്റാണ്ടിനുശേഷം മുരളി വീണ്ടും പാടി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഈ ചിത്രം വടക്കന്‍ കേരളത്തിലെ തെയ്യം കലാകാരന്റെ ജീവിതമാണ് പറയുന്നത് ഇനിയീ മഞ്ഞില്‍ നനയാന്‍പോലും ഇരുളുകളുണ്ടോ കൈയില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസംവിധാനത്തിലാണ് 'പേടിത്തൊണ്ട'നിലെ ഈ പാട്ട്. മുരളിയുടെ തിരിച്ചുവരവ് മെലഡിയുടേയും നാട്ടുതാളത്തിന്റേയും സാഹിത്യഭംഗിയുടേയും ഇഴചേര്‍പ്പില്‍ മലയാളിക്ക് നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടി. കേട്ടുപഴകിയ ശബ്ദത്തില്‍ നിന്നും പുതിയ വിതാനത്തിലേക്ക് ഗാനാലാപനത്തിന്റെ വഴിമാറ്റം തെന്നയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. മലയാളത്തില്‍ നിലനില്‍ക്കുന്ന ചലച്ചിത്രഗാന രീതിയെപ്പറ്റിയും സംഗീതത്തെക്കുറിച്ചും മുരളിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഗീതം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയാണിന്ന്. പ്രത്യേകിച്ച്‌ന്യൂജനറേഷന്‍ ചിത്രത്തില്‍, പാടുന്നവരുടെ പ്രായംപോലും അന്വേഷിച്ചാണ് ഗായകരേയും സംഗീതജ്ഞരേയും വിളിക്കുന്നതെന്ന് മുരളി സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലും സംഗീതത്തിലും പുതുമകള്‍ കൊണ്ടുവന്നവരധികവും യുവാക്കളായിരുന്നില്ല. പ്രായമുള്ളവരായിരുന്നു. ഹിന്ദിയില്‍ പുതിയ തരംഗം സൃഷ്ടിച്ച ആര്‍.ഡി.ബര്‍മനും നൗഷാദും ഗായകരില്‍ കിഷോര്‍കുമാര്‍, മുഹമ്മദ്‌റഫി, ലതാമങ്കേഷ്‌കര്‍, സംവിധായക നിരയില്‍ സത്യജിത്‌റേ, മൃണാള്‍സെന്‍ മുതലായ പ്രതിഭകളുടെ പ്രായം ആരും അന്വേഷിച്ചില്ല. ഇന്ത്യകണ്ട എക്കാലത്തേയും വലിയ കലാകാരന്മാരാണവര്‍. മലയാളത്തില്‍ യേശുദാസിന്റെ പ്രായം ആര്‍ക്കും പ്രശ്‌നമല്ല. കാരണം വിപണിയില്‍ യേശുദാസ് ഇപ്പോഴും ശക്തനാണ്. സംഗീതബാഹ്യമായ കാര്യങ്ങളാണ് വിപണി നിയന്ത്രിക്കുന്നത്. വേറൊരാളുടെ പാട്ടു വേണ്ട എന്നു പറയാന്‍പോലും അവരെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് മുരളി അഭിപ്രായപ്പെടുന്നു. ഗുരുനാഥനായ കെ.രാഘവന്‍ മാഷിന് മാപ്പിളപ്പാട്ടിന്റെ ഇശലുകളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഘവന്‍ മാഷ് അവസാനമായി സംഗീതം നല്‍കിയ ബാല്യകാലസഖിയിലെ 'കാലം പറക്ക്ണ എന്ന പാട്ട് മുരളി തന്നെ പാടി. തേന്‍തുള്ളിക്ക് ശേഷം രാഘവന്‍ മാഷ് സംഗീതം നല്‍കിയ രണ്ട് ചിത്രങ്ങള്‍ക്കുവേണ്ടി മുരളി പാടിയിരുന്നു. ചിറകുകള്‍, തളിരണിയും കാലം എന്നിവക്ക്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റായി ഇറങ്ങിയെങ്കിലും സിനിമകള്‍ പുറത്തുവന്നില്ല. പിന്നീട് മുരളിയുടെ പാട്ടുജീവിതത്തില്‍ നീണ്ടൊരുവിടവായിരുന്നു. ഇതിനിടയില്‍ മലയാളത്തില്‍ സംഗീതത്തിനുണ്ടായ മാറ്റങ്ങള്‍ പലതാണ്. മുരളിക്ക് പലതിനോടും യോജിക്കാനും സാധിച്ചില്ല. അതേപ്പറ്റി മുരളി: പുതിയകാലത്തിലേക്ക് വരുമ്പോള്‍ മനുഷ്യന്റെ ശബ്ദത്തിന് പ്രാധാന്യം വന്നു. ഇന്‍സ്ട്രുമെന്റ് മ്യൂസിക്കിന്റെ കാലഘട്ടം ഉണ്ടായെങ്കിലും അതിലൂടെ മ്യൂസിക്ക് മാത്രമല്ല, കമ്പ്യൂട്ടര്‍ എന്നൊരു സാധനത്തിലൂടെ അനുപല്ലവി, ചരണം എന്നിവയെല്ലാം വെട്ടിക്കളയുന്ന പ്രവണത വന്നു. പലരുടേയും നോട്ടം സമയലാഭമാണ്. അതിനുവേണ്ടി കത്തിവെക്കുന്നത് പാട്ടിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ പാട്ടിലാണ് സമയം ലാഭിക്കുന്നത്. ഇങ്ങനെ പാട്ട് പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്നും എടുത്തുമാറ്റുകയും സിനിമയില്‍ ഇല്ലാതെ വരികയും ചെയ്യുന്നു. പാട്ട് വല്ലാതെ എഡിറ്റു ചെയ്യുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നാറുണ്ട്. സംഗീതലോകത്തെ ഇന്നത്തെ പ്രവണതയില്‍ മുരളി ആകുലപ്പെടുന്നു. പാട്ട് ഒരു സാംസ്‌കാരിക ഉല്‍പന്നമാണ്. അത് രൂപപ്പെടുന്ന കാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പാട്ടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് വിപണി മാത്രം ലക്ഷ്യമാക്കിയുള്ള ഉല്‍പന്നമായി മാറുന്നു. മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം നിരവധി നാടകഗാനങ്ങള്‍ മുരളി പാടിയിട്ടുണ്ട്. ലളിതഗാനങ്ങളും. കെ.പി.ഏ.സിക്കുവേണ്ടിയും അല്ലാതെയും. കെ.ടി.മുഹമ്മദിന്റെ നാടകത്തിനുവേണ്ടിയും പാടി. ഗാനരചയിതാക്കളില്‍ വയലാര്‍, ഒ. എന്‍.വി, കൈതപ്രം, കാനേഷ് പൂനൂര്, വടകര കൃഷ്ണദാസ് തുടങ്ങി നിരവധി പ്രതിഭകള്‍ രചിച്ച ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ലഭിച്ചു. ഇവയില്‍ ഒട്ടുമിക്കതും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളാണ്. അഞ്ചിന്ദ്രിയങ്ങളും ആരുമറിയാത്ത ബന്ധനത്തിന്‍ തടവറയില്‍ അന്നൊരിക്കല്‍ പൊന്നരിവാള്‍ അന്തിയില്‍ വിരുന്നു ചൊല്ലി പദം പറഞ്ഞവളെ മണ്ണാന്‍കട്ടയും കരിയിലയും കൂടി അരളിപ്പൂ മരംചാരി അഴകാര്‍ന്നോരീശല്‍ മൂളി മുതലായവ ആ നിരയിലുണ്ട്. റിയാലിറ്റി ഷോയിലും പങ്കാളിത്തം വഹിച്ചു. സംഗീതത്തോടൊപ്പം എഴുത്തിലും ശ്രദ്ധപതിപ്പിച്ച മുരളി അനുഭവങ്ങളും സംഗീതവും അടിസ്ഥാനധാരയായ ഏഴ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാഘവന്‍ മാഷിന്റെ ഓര്‍മയ്ക്കായി 'നീലക്കുയിലെ നിന്‍ ഗാനം' എന്ന പേരില്‍ സിഡി തയാറാക്കി. രാഘവന്‍ മാഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് മുരളി ആലപിച്ച 20 പാട്ടുകളുടെ സിഡി ഇനിയീ മഞ്ഞിലൂടെ ചലച്ചിത്രഗാനത്തില്‍ മുരളി സജീവമാകുന്നു. പൊതുമുറയ്ക്ക് വഴങ്ങാത്ത എഴുത്തുകാരന്‍ എസ്.വി.വേണുഗോപന്‍നായര്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ അസ്തിത്വദു:ഖത്തന്റെയും അന്യവല്‍കരണത്തിന്റെയും വലക്കണ്ണിയില്‍ നിന്നു വഴുതിമാറി മലയാളകഥയില്‍ ഒറ്റയാന്‍ നടപ്പുശീലം കൊണ്ടുവരികയായിരുന്നു എസ്.വി.വേണുഗോപന്‍ നായര്‍. വ്യക്തിചിത്രങ്ങളുടെ എഴുത്തുകകാരനായ എസ്‌വി.കഥയെഴുത്തിന്റെ ആദ്യകാലത്തുതന്നെ എഴുപതുകളുടെ കഥാഭാഷ പൊളിച്ചെഴുതി. സാമൂഹിക പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും മാനവികതയുടെ അടയാളവാക്യം പോലെ നിറവാര്‍ന്ന ഒരു കഥാപാത്രം ഇദ്ദേഹത്തിന്റെ കഥകളില്‍ കാണാം. മൂല്യശോഷണത്തെ നേരിടാന്‍ കരുത്തുറ്റ ഒരു ജീവിതവീക്ഷണം അനിവാര്യമാണെന്ന് ഈ കഥാകൃത്ത് വിശ്വസിക്കുന്നു. മലയാളകഥയുടെ രചനാതലത്തില്‍ പരീക്ഷണ കഥാകൃത്ത് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കഥകള്‍ എസ്.വി. രചിച്ചിട്ടുണ്ട്. ലളിതമായോ, സങ്കീര്‍ണ്ണമായോ തുടങ്ങുന്ന കഥപറച്ചില്‍ വൃത്തനിബദ്ധമായ ഭാഷയില്‍ വ്യത്യസ്തവിതാനങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയും ഇദ്ദേഹത്തിന്റെ കഥാലോകത്തുണ്ട്. ചരിത്രത്തിന്റെ നീറ്റലും വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുക്കവും പ്രാദേശികതനിമയും മലയാളകഥയുടെ ഭാഗമാറ്റി മാറ്റിയെഴുതുകയാണ് വേണുഗോന്‍ നായര്‍. എതിരെഴുത്തിന്റെയും കാഴ്ചയുടെയും പ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും കണ്ണി ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ എസ്.വി.യുടെ ഭാവതീവ്രമായ എഴുത്തിന്റെ സാക്ഷ്യമാണ്. 'വേനല്‍മഴ'യിലെ സരസുവും അടുക്കളയില്‍ നിന്ന്' എന്ന കഥയിലെ ആനന്ദകൃഷ്ണനും എരുമ'യിലെ ആമിയും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സ്‌നേഹവും രതിയും വിശ്വാസമാനങ്ങളും എസ്.വി. എഴുത്തിന്റെ വിഷയങ്ങളാക്കുന്നു. നുഷ്യന്റെ വിഹ്വലതകളും അതിജീവനത്വരയും ജാതിയുടെയും ആചാരങ്ങളുടെയും ജീവിതകാമനകളുടെയും സ്ഥിവാരത്തില്‍ സ്പര്‍ശിച്ച് അവതരിപ്പിക്കുന്ന കഥകള്‍ സ്വത്വവിചാരത്തിന്റെ അഗ്നിപഥ സാന്നിധ്യമാണ്. ഭൂമിപുത്രന്റെ വഴി, മൃതിതാളം, ആദിേശഷന്‍, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഒറ്റപ്പാലം, വരുമ്പോള്‍ ഞാനെന്ത് പറയും, എന്റെ പരദൈവങ്ങള്‍, 51 തെരഞ്ഞെടുത്ത കഥകള്‍, വീടിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ 12 കഥാസാമാഹരങ്ങള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, സി.വി.പുരസ്‌കാരം, പത്മരാജന്‍ അവാര്‍ഡ്, ലളിതാംബികാ പുരസ്‌കാരം, ഡോ.കെ.എം.ജോര്‍ജ് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ ഇതിനകം ലഭിച്ചിട്ടുണ്ട്. ധനുവച്ചപുരത്ത് താമസിക്കുന്ന എസ്.വി.വേണുഗോപന്‍ നായര്‍ സപ്തതിയുടെ നിറവിലാണ.് ? ആധുനികതയെ കളിയാക്കി എഴുതിയതിന് പിന്നാലെ, അത് സ്ഥാപിച്ചെടുക്കാനും എഴുതിയല്ലോ. എന്റെ ആദ്യത്തെ കഥ ആധുനികരെ കളിയാക്കിക്കൊണ്ടുള്ളതാണ്. മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച അന്വേഷണം മാസികയിലാണ് അത് വന്നത്. ഞാന്‍ അന്ന് മഞ്ചേരി കോളജില്‍ ജോലി ചെയ്യുകയായിരുന്നു. കാക്കനാടന്‍, സക്കറിയ തുടങ്ങിയവരുടെ കഥകള്‍ വായിച്ചിട്ട് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആധുനികതയെ തമാശയാക്കി കഥ എഴുതിയത്.കഥയെഴുതാനറിയുമോ എന്നായിരുന്നു കഥയുടെ പേരുതന്നെ. കഥയിലെ ഒരു സന്ദര്‍ഭത്തില്‍ ഒന്നും മനസ്സിലാവരുത്' എന്നാണ് കഥാകൃത്തിന് പത്രാധിപര്‍ നല്‍കുന്ന നിര്‍ദേശം. കാമതീര്‍ത്ഥം, പ്രസിഡണ്ടിന്റെ മരണം മുതലായ കഥകള്‍ പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്. ധനുവച്ചപുരത്ത് വന്നതിന് ശേഷമാണ് വിമോചനം എഴുതിയത്. അതായിരുന്നു മാതൃഭൂമിയില്‍ വന്ന എന്റെ ആദ്യകഥ. ? ജാതിപ്രശ്‌നമായിരുന്നു വിമോചനത്തിന്റെ വിഷയം. ഇത് വ്യക്തിപരമായ അനുഭവമാണോ. വിമോചനം എഴുതുന്ന കാലത്ത് ജാതി എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ വളര്‍ന്ന ചുറ്റുപാടിന്റെ പ്രശ്‌നമായിരുന്നു. അന്യസമുദായത്തില്‍പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. മഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ മറ്റു വഴികളുമില്ല. മനസ്സിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനം. അതായിരുന്നു വിമോചനം. അതിന്റെ വിഷയം ആധുനികമാണോ എന്ന് എനിക്ക് നിശ്ചയമില്ല. പിന്നീട് ആധുനികരെ തിരിച്ചറിഞ്ഞ ശേഷം ഞാനും അക്കാലത്തെ കഥകളില്‍ കാണുന്ന ചിലതെല്ലാം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരളീയ പശ്ചാത്തലത്തിലായിരുന്നു ഉപയോഗപ്പെടുത്തിയത്. ആധുനികത കൊണ്ടുവരാന്‍ ഡല്‍ഹി തന്നെ വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ആധുനികതയുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് ധാരാളം പ്രശ്‌നങ്ങളുണ്ട്. ഒറ്റപ്പെടലോ, അസ്തിത്വദു:ഖമോ ഒക്കെ നമുക്കുണ്ട്. ഈ പറയുന്നതെല്ലാം ഞാനും എഴുതിയിട്ടുണ്ട്. പക്ഷേ, പശ്ചാത്തലം നമ്മുടെതാണ്. 'വടി' എന്ന കഥയില്‍ ഒരു വൃദ്ധന്റെ കാര്യമാണ് പറയുന്നത്. അയാള്‍ സര്‍ക്കാര്‍വക പെന്‍ഷന്‍ വാങ്ങാന്‍വേണ്ടി പോകുന്നു, ആരുമില്ലാതായിപ്പോകുന്ന ഒരു വൃദ്ധന്‍. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ചില റെക്കോര്‍ഡുകള്‍ അവര്‍ ചോദിക്കുന്നു. വൃദ്ധന്റെ കൈവശം റെക്കോര്‍ഡുകളൊന്നും ഇല്ല. ഇതേകാര്യം കുറേക്കൂടി വ്യക്തമായി 'രേഖയില്ലാത്ത ഒരാള്‍' എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. വൃദ്ധന് വേണ്ടപ്പെട്ടവരൊന്നും തന്നെ ഇല്ല. ഇയാള്‍ക്കു വേണ്ടത് മക്കളില്ല എന്ന സര്‍ട്ടിഫിക്കറ്റാണ്. ജീവിച്ചിരിക്കുന്നവര്‍ ആരുമില്ലെന്ന സ്റ്റേറ്റ്‌മെന്റ് കൊടുക്കണം. ഇയാളുടെ മകന്‍ പണ്ട് ഹിപ്പി ആയിട്ട് പോയതാണ്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് വൃദ്ധന് അറിയില്ല. തെളിവ് എങ്ങനെ കൊടുക്കും? അയാള്‍ ഒന്നും മിണ്ടാതെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകുന്നു. നടക്കാന്‍ വയ്യാതെ അയാള്‍ ബുദ്ധിമുട്ടിയാണ് പോകുന്നത്. കഷ്ടപ്പെട്ട് അങ്ങനെ പോകുമ്പോള്‍ വൃദ്ധന്‍ ഒരു സ്വപ്നം കാണുന്നു. മകള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കുന്നത്. ഈ കഥയില്‍ ഉപയോഗിച്ച ഭാഷ നെയ്യാറ്റിന്‍കരയിലേതാണ്. അതിനാല്‍ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പല വാക്കുകള്‍ക്ക് ഫുട്ട്‌നോട്ട് നല്‍കിയാണ് മാതൃഭൂമിയില്‍ കൊടുത്തിരുന്നത്. അല്ലെങ്കില്‍ കഥ ആര്‍ക്കും മനസ്സിലാവില്ല. ? സമകാലിക കഥയുടെ ഭാഷയില്‍ വ്യതിയാനം വരുത്താന്‍ പ്രേരണ എന്തായിരുന്നു. നമ്മുടെ ഭാഷയും- അതായത് നെയ്യാറ്റിന്‍കരക്കാരുടെ ഭാഷയും തിരുവനന്തപുരത്തെ ഭാഷയും വള്ളുവനാടന്‍ ഭാഷയുമായിട്ട് ഒരുപാട് വ്യത്യാസമുണ്ട്. കാരണം എനിക്ക് വള്ളുവനാടന്‍ ഭാഷയില്‍ എഴുതാന്‍ പറ്റും. പക്ഷേ, അവിടെയുള്ള ഒരു എഴുത്തുകാരന് നെയ്യാറ്റിന്‍കരയിലെ ഭാഷയില്‍ എഴുതാന്‍ പറ്റില്ല. ഇങ്ങനെയൊരു പ്രത്യേകത ഞങ്ങളുടെ ഭാഷക്കുണ്ട്. അത് ഭൂമിശാസ്ത്രപരമാണ്. ഇവിടെ നിന്ന് കുറച്ചുകൂടി തെക്കോട്ട് പോയിക്കഴിഞ്ഞാല്‍ പാറശ്ശാല. പിന്നെ കളിക്കുളമാണ്. അത് തമിഴ്‌നാട് ജംങ്ഷനാണ്. എന്റെ കുടുംബവീട് തമിഴ്‌നാടിനടുത്താണ്. അവിടെ തമിഴും മലയാളവും ഇടകലര്‍ന്നാണ് പറയുന്നത്. നാട്ടിന്‍പുറത്താണ് ഞാന്‍ വളര്‍ന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍. അവിടുത്തെ ഭാഷ വേറെയാണ്. എന്റെ അച്ഛന്റെ അച്ഛനും അമ്മയും ഒക്കെ പറഞ്ഞ ഭാഷ. അതെനിക്കറിയാം. ഇപ്പോള്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷ എന്നൊക്കെ സിനിമയില്‍ പറഞ്ഞു വരുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഞങ്ങളുടെ ഒറിജിനല്‍ ഭാഷയാണ് വടിയില്‍ ഉപയേഗിച്ചത്. ആ ഭാഷയില്‍ കുറേ കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഇതല്ല തിരുവനന്തപുരത്തെ ഭാഷ. ? എസ്.വി.യുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന 'എരുമ'യില്‍ ഭാഷ മാറന്നു. എരുമയില്‍ തിരുവനന്തപുരത്തെ ഭാഷയാണ് ഉപയോഗിച്ചത്. ഭാഷാപരമായ വ്യത്യാസം അറിയണമെങ്കില്‍ സി.വി.രാമന്‍പിള്ളയുടെ നോവല്‍ വായിക്കണം. അതിലെ ഭാഷ ഒരുപക്ഷേ മലബാറുകാര്‍ക്ക് അറിയാന്‍ പറ്റില്ല. ഉദാഹരണത്തിന് സി.വി.യുടെ നോവലില്‍ ഭവതിക്കൊച്ച് എന്നൊരാളുണ്ട്. അവള്‍ വിളവങ്കോട്ടുകാരിയാണ്. വിളവങ്കോട് കല്‍ക്കുളം, അഗസ്തിശ്വരം, തോവാള എന്നിങ്ങനെ നാല് താലൂക്കുകളാണ് തമിഴ്‌നാട്ടില്‍ പോയത്. അവിടെ നാല് ഭാഷ. വിളവങ്കോട്ടുകാര്‍ പറയാത്ത് കല്‍ക്കുളത്തുകാര്‍ പറയും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയാണ് സി.വി.യുടെ കേശവദാസന്‍ എന്ന കഥാപാത്രം പറയുന്നത്. എന്റെ പുതിയ കഥ 'അക്കച്ചി' എന്നത് ഇങ്ങനെയൊരു പ്രയോഗമാണ്. ഞങ്ങളുടെ നാട്ടില്‍ നിന്ന് വലിയതോതിലാണ് തിരുവനന്തപുരത്തേക്ക് കുടിയേറ്റം നടന്നത്. അത് ഭാഷാപരമായ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്. 'എനക്ക്' എന്ന് വിളവങ്കോട്ടുകാര്‍ പറയാത്തത് കല്‍ക്കുളത്തുകാര്‍ പറയും. ഇങ്ങനെ ഒരുപാട് വാക്കുകള്‍. ഇതില്‍ നിന്നും കുറച്ചുകൂടി തമിഴ് കലരും തൊട്ടടുത്ത താലൂക്കില്‍. ഇങ്ങനെയുള്ള ഭാഷാ വ്യത്യാസം സി.വി നോവലുകളില്‍ കൊണ്ടുവന്നിട്ടുണ്ട്. തെക്കുള്ള ഈ ഭാഷാഭേദം അറിയുമ്പോള്‍ നാം അല്‍ഭൂതപ്പെടും. സി.വിയുടെ പെരിഞ്ചക്കോടന്‍ പറയുന്നത് കല്‍ക്കുളത്തെ ഭാഷയാണ്. ഇതിനെക്കാള്‍ വേറൊരു ഭാഷയുണ്ട് അവിച്ചിയാ ചേച്ചുവന്തത് ഇത് മലബാറില്‍ പറയുന്നില്ല. ഇതിന്റെ അര്‍ത്ഥം അവര്‍ ഇന്നലെ വന്നു. ഇതുപോലെ പല ഭാഷാഭേദങ്ങളും സി.വി ഉപയോഗിച്ചിട്ടുണ്ട്. ഭ്രാന്തന്‍ ചാന്നാന്റെ ഭാഷയില്‍ ഇത്തരം പ്രയോഗം കാണാം. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും ഞാന്‍ തമ്പാനൂരിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോഴൊക്കെ നഗരത്തില്‍ കണ്ടിട്ടുള്ളതാണ് എരുമയില്‍ എഴുതിയത്. കൈ ഇടുപ്പില്‍ വെച്ചുനില്‍ക്കുന്ന ഒരു സത്രീയെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ില്‍ കാണാറുണ്ട്. എരുമ പ്രസിദ്ധീകരിച്ചതോടെ കുറക്കാലം തിരുവനന്തപുരത്തു നക്കാന്‍ വയ്യായിരുന്നു. ? കൊപ്ലന്‍ ഒരു അശ്ലീലവാക്കില്‍ നിന്നും രൂപപ്പെടുത്തിയതാണോ. പണ്ട് പന ചെത്തുന്ന താളം കേട്ടാണ് ഞങ്ങള്‍ ഉണരുന്നത്. പ്രത്യേക താളത്തിലാണ് അവര്‍ ചെത്തുന്നതും പോകുന്നതും. ഇവിടെ ഒരാളുണ്ട.് അവര്‍ക്ക് ഒരു ഭാഷയുണ്ട്. ഞങ്ങളുടെ നാട്ടില്‍പറയുന്ന ചീത്തവാക്കില്‍ നിന്ന് ഉണ്ടായതാണ് ഈ കഥ. പനകയറുന്നവരുടെ ശരീരം റഫ് ആയിരിക്കും. മരത്തില്‍ കയറുമ്പോള്‍ അതിനനോട് ഉരഞ്ഞ് രൂപപ്പെടുന്നു. ഇതെല്ലാം കഥയില്‍ വന്നിട്ടുണ്ട്. ഭാഷയിലും വ്യത്യാസമുണ്ടാകും. പെണ്ണെഴുത്ത് എന്നൊരു കഥ എഴുതിയിട്ടുണ്ട്. അതില്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷയാണ് വരുന്നത്. ? കാര്യവട്ടത്തെപ്പറ്റിയൊരു തമാശയുണ്ട്, അതിനപ്പുറം ലോകമില്ലെന്ന് ശരിയാണ് കാര്യവട്ടത്ത് വന്നാല്‍ അതിനപ്പുറം ഒരു ലോകമില്ല എന്നു കരുതും. അവിടെച്ചെന്ന് അങ്ങനെയിരിക്കും. കാര്യവട്ടത്ത് ആര് ചെന്നാലും അവസ്ഥ അങ്ങനെയാണ്. പലരും റിസര്‍ച്ച് പൂര്‍ത്തിയാക്കാതെ മടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ കാലം കഴിച്ചുപോകുകയാണ് അധികപേരും. ചില സ്ഥലങ്ങള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കും. കാര്യവട്ടം അതുപോലൊരിടമാണ്. ? രാജലക്ഷ്മി പഠിപ്പിച്ച കോളജില്‍ ജോലി ചെയ്തിരുന്നല്ലോ. ഞാന്‍ രാജലക്ഷ്മിയെ കണ്ടിട്ടില്ല. ഒറ്റപ്പാലത്ത് രണ്ട് വര്‍ഷമുണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണം കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തുന്നത്. രാജലക്ഷ്മിയുടെ കൂടെ ജോലി ചെയ്ത ഒരു ടീച്ചര്‍ അവിടെ ഉണ്ടായിരുന്നു. അവിടെയുള്ള ടീച്ചറെക്കുറിച്ച് രാജലക്ഷ്മിയുടെ ഡയറിയില്‍ പരാമര്‍ശമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1965-ലാണ് രാജലക്ഷ്മി ആത്മഹ്യ ചെയ്തത്. ഒറ്റപ്പാലത്ത് വരുന്നതിന് മുമ്പ് രാജലക്ഷ്മി പന്തളം കോളജില്‍ ജോലി ചെയ്തിട്ടുണ്ട്. അവരുടെ ആത്മഹത്യ സംബന്ധിച്ച് പല കഥകളുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്തരത്തിലുള്ള കഥകളിലൊന്നാണ് മുന്‍ മന്ത്രിയായിരുന്ന നാരായണക്കുറുപ്പിന്റെ കൈവശം രാജലക്ഷ്മിയുടെ ഡയറി ഉണ്ടായിരുന്നു എന്നത്. നാരായണക്കുറുപ്പ് 1969- കാലത്താണ് അവിടെ അധ്യാപകനായിരുന്നത്. ? താങ്കളുടെ കുറെയധികം കഥകളില്‍ വീടിന്റെ നാനാര്‍ത്ഥങ്ങള്‍ ശക്തമായ സാന്നിധ്യമാണ്. വീടിനെപ്പറ്റി മാത്രമായി ഒരു കഥയില്ല. ഞാന്‍ മഞ്ചേരി ജോലി ചേര്‍ന്നപ്പോഴാണ് വീടിന്റെ പണ തുടങ്ങുന്നത്. പ്ലാന്‍ കണ്ടപ്പോള്‍ മോന്‍ പറഞ്ഞുഇങ്ങനെയൊരു വീട് നഷ്ടമാണെന്ന്. അവന് ഇത് ഉള്‍ക്കൊള്ളാന്‍ വയ്യ. മഞ്ചേരിയിലേക്ക് എന്നെ സ്ഥലമാറ്റം നല്‍കിയത് ഉപ്രവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അതൊരു ബ്രേക്കായി അന്നത്തെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട്് ഒരു കഥയുണ്ട്. എന്റെ അമ്മാവന്‍ വലിയജ്യോത്സനാണ്. ഒരു മുണ്ടു പുതച്ചിരിക്കുന്നയാളാണ്. എന്റെ അച്ഛന് ജ്യോതിഷം അറിയാം. അച്ഛന്‍ പറയുന്നത് പുള്ളി ഗൗരവമായിട്ടെടുക്കും. അദ്ദേഹത്തിന്റെ അടുത്ത് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയിരുന്നു. രാത്രി ഞാന്‍ അവിടെ ചെല്ലുമ്പോള്‍, അതേ ആവശ്യവുമായി മറ്റെരാള്‍ എത്തി. രാത്രി 8 മണിക്ക്. കാടും മലയും കടന്ന് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാന്നു വന്നത്. രാത്രി പ്രശ്‌നമില്ല എന്ന് അമ്മാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ വളരെ വിനയത്തോടെ ഞങ്ങളുടെ വീട് പൊളിച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ എന്ന് പഞ്ഞുപ്പോള്‍ അമ്മാവന്‍ കാര്യം തിരക്കി. വീടിന്റെ പ്ലാന്‍ മാറ്റണമെന്ന് അനുജന്‍. അവര്‍ രണ്ടുപേരും ഒന്നച്ചാണ് താമസിക്കുന്നത്. നാള്‍ ചോദിപ്പോള്‍ രോഹിണിയാണെന്ന് പറഞ്ഞു. പിന്നീട് പണി എന്താണെന്ന് ചോദിച്ചു.കാളവണ്ടിയിലാണ് പണി. അമ്മാവന്‍ പറഞ്ഞു നിങ്ങളുടെ കാള ചാവും. കണ്ടക ശനിക്ക് വീടുപണി കുറെ കഷ്ടപ്പെടും. പൊളിച്ചിട്ടത് അതേ പോലെ കെട്ടിവെച്ചാല്‍ മതി. കുന്നുകയറി പാടമൊക്കെ കട്ന്നാണ് അവന്‍ വന്നിരിക്കുനനത്. നമ്മള്‍ ഇവിടെ ഒരു കാര്യം അന്വേഷിക്കുന്നത്, അതേ കാര്യവുമായി മറ്റൊരാള്‍ വരുന്നു. നല്ല ലക്ഷണമാണ്. അതിനാല്‍ വീടുപണി തുടങ്ങിക്കോ. കഷ്ടപ്പാടുകളൊക്കെ അവിടെ തീരും. ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. കുബേരന് പണത്തിന്റെ ആധിക്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. അഹങ്കാരം കൂടുതലാകുന്നു. ഇക്കാര്യം ബ്രഹ്മാവിനോട് പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് കുബേരനോട് പറഞ്ഞത് ഒരു വീടു വെക്കാനായിരുന്നു. വീടു വെക്കുന്നവര്‍ സ്വന്തം കഴിവ് അനുസരിച്ചല്ല ചെയ്യുക. അപ്പോള്‍ തെണ്ടിപ്പോവും. ? ഹാസ്യം ഗവേഷണ വിഷയം മാത്രമല്ല എസ്.വിക്ക് എന്ന് കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഹാസ്യത്തോടുള്ള പ്രതിപത്തി. ഞാന്‍ ഒരു കാര്യത്തെ രണ്ടു തരത്തില്‍ കാണാന്‍ ശ്രമിക്കും. ഉദാഹരണം പറഞ്ഞാല്‍, മഞ്ചേരി കോളജില്‍ ജോലി ചെയ്യുമ്പോള്‍ എനിക്ക് മുമ്പ് കോട്ടേഴ്‌സില്‍ താമസിച്ച ആള്‍ ഹാര്‍ട്ട് ഹറ്റാക്ക് വന്ന് മരിച്ചിരുന്നു. അവിടെ താമസിക്കുന്നത് ദുര്‍ലക്ഷണമായിട്ടാണ് പലരും കണ്ടത്. പക്ഷേ, അവിടെ നിന്നാല്‍ ഏറനാടിന്റെ സൗന്ദര്യം അനുഭവിക്കാം. രാവിലെ ഏണീറ്റു ഇരിക്കുമ്പോള്‍ പഞ്ഞിനാരുപോലെ കാണും. നോക്കിക്കൊണ്ടിരുന്നപ്പോള്‍ അത് കോടമഞ്ഞാണ്. അപ്പോള്‍ നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ എന്ന തോന്നല്‍. ഇങ്ങനെ ഏത് സംഗതിയേയും രണ്ടുവിധത്തില്‍ കാണുക എന്നത് ശീലമാണ്. ബഷീര്‍, തകഴി, വിജയന്‍ എന്നിവരാണ് എന്റെ വിഷയം. ഇവരാരും ഹാസ്യസാഹിത്യകാരന്മാരല്ല. ഹാസ്യം കൊണ്ട് എങ്ങനെ മെച്ചമുണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരാണ്. മറ്റൊരു സംഭവം പറയാം, ഒറ്റപ്പാലം കോളജില്‍ ജോയിന്‍ ചെ്തു. ഒരു ക്ലാസില്‍ വലിയ ബഹളം ചെന്നുനോക്കിയപ്പോള്‍ ഒരു കൊച്ചുപയ്യന്‍ എന്തുവേണം നമ്മളെ വെരട്ടുംപോലെ എന്തു വേണം ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട. എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ടല്ലോ. ഇപ്പോള്‍ പിരീഡ്? ഇന്ത്യന്‍ ഹിസ്റ്ററി. അറിഞ്ഞിട്ട് എന്തുവേണം. അറിവ് നല്ലതല്ലേ, ടീച്ചറുടെ പേരെന്താണ് ഇത് കൊള്ളാമല്ലോ ടീച്ചറുടെ പേരു പറഞ്ഞു. നിങ്ങളാരാ 'ഞാന്‍ ഇവിടുത്തെ പ്രിന്‍സിപ്പാളാണ് എന്നു പറയും മുണ്ടുടുത്തുപോയാല്‍ എന്ത് പ്രിന്‍സിപ്പല്‍? തിരുവനന്തപുരത്താണെങ്കില്‍ നമ്മള്‍ കുട്ടിയെ പിടിച്ച് അടിക്കുകയോ, പുറത്താക്കുകയോ ചെയ്യും. പക്ഷേ, ഇതെല്ലാതെ മറ്റൊരു വഴിയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. വേറൊരു സംഭവം, കോളജില്‍ ദേശീയഗാനം പാടുമ്പോള്‍ ഒരു പയ്യന്‍ മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്നു. മുണ്ടുതാഴ്ത്തിയിടുന്നില്ല. വാസ്തവത്തില്‍ എന്തുചെയ്യാം. കുട്ടിയെ വിളിച്ചുചേദിച്ചു, ഞാന്‍ അപേക്ഷാഫോം വാങ്ങിക്കാന്‍ വന്നതാണ്.നിങ്ങളോ? എനിക്ക് ഇവിടെ പണിയുണ്ട്. ഞാനാണ് പ്രിന്‍സിപ്പാള്‍. മുണ്ടുടത്തു വരുന്ന പ്രിന്‍സിപ്പാലിനെ ആരെങ്കിലും ഗൗണിക്കുമോ. അപ്പോള്‍ അവന്‍ മുണ്ടിന്റെ മടക്കിക്കുത്ത് താഴ്ത്തി. എങ്കിലും ഞാന്‍ തമാശ പറഞ്ഞുനടക്കുന്ന ആളല്ല. ?ബഷീറിനോടും വി. കെ എന്നിനോടും താല്‍പര്യം ബഷീറിനെ ഇന്നും നാം വായിക്കുന്നു. ബഷീറിനെക്കാളും വോള്യങ്ങള്‍ എഴുതിയവര്‍ നമുക്കുണ്ട്.പക്ഷേ, അവര്‍ക്ക് ഹാസ്യം മാത്രമില്ല. വി. കെ .എന്നിനെ അളക്കാന്‍ നമ്മുടെ കൈയില്‍ അളവുകോല്‍ ഇല്ല. ഹാസ്യത്തില്‍ സകല അടവുകളും പയറ്റിയ ആളാണ് വി.കെ.എന്‍. വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. അദ്ദേഹത്തിന്റെ 'ഹിമാലയം' പഠിപ്പിച്ചത് എനിക്ക് വലിയ അനുഭവമായിരുന്നു. മിക്ക കോളജിലും ആ നോവല്‍ പഠിപ്പിച്ചിട്ടില്ല. എന്റെ അനുജന്‍ പഠിച്ച കോളജില്‍ എടുത്തില്ല. ഇത് വലിയ ആളുകള്‍ പഠിപ്പിക്കേണ്ടതാണ് എന്നായിരുന്നു അവന്‍ പഠിച്ച കോളജിലെ ടീച്ചര്‍ പറഞ്ഞത്. ക്രാഫ്റ്റിന്റെ അസാധാരണത കോവിലനിലുണ്ട്. മറ്റൊരാളെപ്പോലെ കഥപറയാന്‍ കോവിലന്‍ ശ്രമിച്ചില്ല. കോവിലന് ഒരു ലോകം ഉണ്ട്. തകഴിയുടെ കയര്‍ വന്നു. കോവിലന്റെ തട്ടകവും വന്നു. പക്ഷേ, തട്ടകത്തിലുള്ളത് മറ്റൊരാള്‍ക്ക്് അനുകരിക്കാന്‍ കഴിയില്ല. തകഴിയെ അനുകരിച്ച് ഇന്നും പുതിയ ആളുകള്‍പോലും കഥകളെഴുതുന്നുണ്ട്. അവരുടെ പേരു പറയുന്നില്ല. ഒരിക്കല്‍ മാവേലിക്കരയില്‍ സാഹിത്യസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ കോവിലനും എത്തിയിരുന്നു. ആരോ പറഞ്ഞു കോവിലന്‍ വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് 'എ മൈനസ് ബി' വായിച്ചിട്ടുണ്ട്. യോഗം കഴിഞ്ഞപ്പോള്‍ കോവിലന്‍ എന്റെ അടുത്ത് വന്നു. അദ്ദേഹത്തിന്റെ അടുത്ത് എന്റെ പേര് ആരെങ്കിലും പറഞ്ഞിരിക്കാം. അദ്ദേഹം ന്നോട് ചോദിച്ചു തനിക്ക് ലേശം വട്ടുണ്ടോ ഞാന്‍ ഒന്നും പറഞ്ഞില്ല കോവിലന്‍ പറഞ്ഞു-'ഉണ്ട് എനിക്കും ലേശമുണ്ട് ലേശം വട്ടു ഉണ്ടെങ്കില്‍ മാത്രമേ എഴുതാന്‍ കഴിയൂ. വിമോചനം എന്ന കഥയെ പറ്റിയാണ് കോവിലന്‍ പറഞ്ഞത.് ഇതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. മനസ്സില്‍ ലേശവും കാപട്യമില്ലാത്ത ഒരാളായിരുന്നു കോവിലന്‍. ഞാന്‍ കഥ എഴുതിത്തുടങ്ങുമ്പോള്‍ മലയാളഭാഷ എന്നാല്‍ വള്ളുവനാടന്‍ മലയാളം എന്നായിരുന്നു ധാരണ. കാരണം എം.ടി.യുടെ എഴുത്ത് ലളിതവും മനോഹരവുമാണ്. വശ്യതയുമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ നമ്മള്‍ വീണ്ടും വീണ്ടും വായിക്കുന്നു. അങ്ങനെയുള്ള കാലത്താണ് തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷയില്‍ കഥ എഴുതാന്‍ ഞാന്‍ ശ്രമിച്ചത്. വിമോചനം എന്ന കഥ എം.ടി.യാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെപോലുള്ള, കഥാകാരന്മാരായ പത്രാധിപന്മാരുണ്ടാകുന്നത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എം.ടി.യോട് ആരാധനയുണ്ട്. വശ്യതയുണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. എന്നാല്‍ വലിയ നര്‍മ്മബോധം ഇല്ലതാനും. അതുപോലെ എം.ടി. അക്കാദമി പ്രസിഡണ്ടായിരുന്നപ്പോള്‍ ഞാനും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. എന്തു ഗൗരവവും അച്ചടക്കവുമാണ് അദ്ദേഹം കാണിച്ചത്. പലരും അവിടെ ഇരുന്ന് നാറിയിട്ടുണ്ട്. പക്ഷേ, എം.ടി. അങ്ങനെയായിരുന്നില്ല. എം. ടി. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിറ്റിയംഗങ്ങളില്‍ അടിച്ചേല്‍പ്പിച്ചില്ല. ഞാന്‍ സീരിയസായി വായിക്കാന്‍ തുടങ്ങിയതും മഞ്ഞ്, നാലുകെട്ട് തുടങ്ങിയ കൃതികളാണ്. കോവിലന്റെ മൂത്തമകളുടെ കല്യാണത്തിന് ഗുരുവായൂരില്‍ ചെന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. ടി.പത്മനാഭനുമുണ്ട്. ഞാന്‍ സ്വയം പരിചയപ്പെടുത്തി, വേണുഗോപന്‍. അദ്ദേഹം 'ങ്ാ' എന്നു പറഞ്ഞു. എനിക്ക് ചമ്മലായി. കുറേക്കഴിഞ്ഞിട്ട്, കല്യാണം കഴിഞ്ഞതിന ശേഷം കോവിലന്‍ പത്മനാഭന് എന്നെ പരിചയപ്പെടുത്തി. അയ്യോ ക്ഷമിക്കണം നമ്മള്‍ ചെറിയ ഓര്‍മ്മ കാണും എന്നു പറഞ്ഞു. എനിക്ക് വലുത്, ചെറുത് എന്നില്ല. ഇപ്പോള്‍ പറഞ്ഞ മൂന്നുപേരോടും നല്ല ബന്ധമാണ്. എന്റെ അനുജന്‍ അലോപ്പതി ഡോക്ടറാണ്. ആദ്യം തൃപ്പനച്ചിയിലായിരുന്നു. അവന്‍ വന്ന് പറഞ്ഞ കഥയാണ് മൃതിതാളത്തില്‍. അവിടെ അമ്പലത്തില്‍ കൊട്ടാന്‍ വരുന്ന ഒരു പയ്യന്‍. കൊട്ട് അനുജന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഒരു നിമിഷം അവന്റെ കൊട്ട് നിന്നുപോയി താളത്തിന്റെ കൂടെ അവന്‍ പോകുന്നുണ്ട്. അപ്പോള്‍ ആളുകള്‍ പലതും പറഞ്ഞു. അവന്‍ മോഷണം നടത്തിട്ടാണ് സംഭവിച്ചത് എന്നൊക്കെ. അന്ന് രാത്രി ആരുമറിയാതെ പയ്യന്‍ ഡോക്ടറുടെ മുറിയിലേക്ക് കയറിവരുകയാണ്. ഞാന്‍ ഒന്നും മോഷ്്ടിച്ചിട്ടില്ല കൈയിലെ ചൊറി കാണിച്ചു. അതാണ് കാരണം. ചൊറിയുണക്കിത്തരാം എന്ന അനുജന്‍ പറഞ്ഞു. ചൊറി ഉണങ്ങി. അടുത്തവര്‍ഷം ഭംഗയായി ചെയ്യാമെന്ന് അവന് വിശ്വാസമുണ്ട്. അവന്റെ ചൊറി മാറിയത് ഭഗവതിയുടെ ഭസ്മം കൊണ്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അവന്‍ പോകുമ്പോള്‍ ഡോക്ടറെ കാണാന്‍ വന്നു. അവന് അമ്മ മാത്രമാണ് ഉള്ളൂ. കഥയില്‍ അവന്റെ കാളിസങ്കല്‍പം, ദേവി തന്നെ അവന്റെ അമ്മയായിവരുന്നുണ്ട്. ? ആദിദേശഷന്‍, കഥകളതിസാരം വ്യത്യസ്ത പേരുകള്‍ കഥകളതിസാരം എന്നത് എഴുത്തച്ഛന്റെതാണ്. മധുരം സൗമ്യം ദീപ്തം ജി.ശങ്കരക്കുറുപ്പിന്റെയും. ഇത് തിരിച്ചിട്ടാണ് തിക്തം തീക്ഷ്ണം തിമിരം കെ.പി.ശങ്കരന്‍ മാഷ് എന്റെ 51 തെരഞ്ഞെടുത്ത കഥകളെപ്പറ്റി പറയുമ്പോള്‍ നിശിതം എന്നു സൂചിപ്പിച്ചു. പക്ഷേ, അതല്ല പ്രശ്‌നം 51 തിരഞ്ഞെടുത്ത കഥകള്‍' എന്ന പുസ്തകത്തില്‍ അവസാനമാണ് തിക്തം തീക്ഷ്ണം തിമിരം കൊടുത്തത്. കഥകളെപ്പറ്റി എഴുതിയപ്പോള്‍ എരുമ ദുരന്തനായികയുടെ പദവി നേടുന്നു ഈ പാപത്തിനു നേരിട്ട വിധിയെ ആണ് തിക്തം തീക്ഷ്ണം തിമിരം എന്നെല്ലാം വിശേഷപ്പിക്കേണ്ടത്. അല്ലാതെ ആ പേരില്‍ എഴുതിയ അവസാനത്തെ മൂന്നു കഥകളെയല്ല. അവയില്‍ പ്രമേയത്തിന്റെ സങ്കീര്‍ണ്ണത പ്രതിപാദനം പെരുപ്പിച്ചിരിക്കുയാണ് എന്നിങ്ങനെ എഴുതുന്നു.ഇത് പറയുമ്പോള്‍ മാഷ് വര്‍ഷം നോക്കിയില്ല. മൂന്നുകഥകളിലും കഥാപാത്രങ്ങള്‍ ഒന്നാണ്. അവ ചേര്‍ത്തു വായിക്കണം. യൂണിവേഴിസിറ്റി ലൈബ്രറിയിലെ സുഹൃത്ത് എന്നോ ജ്യേഷ്ഠസഹോദരന്‍ എന്നോ വിളിക്കാവുന്ന ഒരാള്‍ പറഞ്ഞതാണ് ഇതിന്റെ സബ്ജക്റ്റ്. ഇത് എഴുതാന്‍ കൊള്ളാവുന്നതാണ് എന്നുതോന്നി. പിന്നെ നിത്യപരിചയമുള്ള സംഭവമാണ.് അന്ന് ആധുകിതയുടെ കാലമാണ്. കഥ എഴുതി മാതൃഭൂമിക്ക് അയക്കുമ്പോള്‍ സംശയമുണ്ടായിരുന്നു സ്വീകരിക്കുമോ എന്ന്. പക്ഷേ, അതില്‍വന്നു. രണ്ടുലക്കങ്ങളിലായി. പണ്ട് ദേവും തകഴിയും ഒക്കെ ഇതുപോലെ എഴുതിയിട്ടുണ്ട്. അവരില്‍ നിന്നും വ്യത്യസ്തമായിട്ട് കാണുമായിരുക്കും. ഭാഷയില്‍ മാറ്റം വന്നപ്പോള്‍ സംഭവിച്ചതാണ്. കാലം ഭാഷക്ക് വരുത്തിയ കരുത്താണ്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്. പണ്ടാണെങ്കില്‍ ഇങ്ങനെയായിരിക്കില്ല എഴുതുക. നിരൂപണത്തെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. ഒരിക്കല്‍ എം.പി.നാരായണപിള്ളയുടെ പത്തുവരി കഥയ്ക്ക് (അവന്‍) ഞാന്‍ പത്തു പേജില്‍ നിരൂപണം എഴുതിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോലും അറിയാത്തവര്‍ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട്. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സാഹിത്യലോകത്തില്‍ എന്റെ കഥയെപ്പറ്റി എഴുതി. ശിഹാബുദ്ധീനെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നിരവധി പേര്‍ കഥ വായിച്ച് വിളിക്കുന്നു. ഞാന്‍ ഒരിക്കലും മാര്‍ക്കറ്റിംഗിന് പോയിട്ടില്ല. ചിലര്‍ കൊപ്ലന്‍ വായിച്ച് വിളിക്കും. പുതിയ നിരയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ. മലബാറില്‍ നിന്നാണ് കൂടുതല്‍ വിളി വരാറുള്ളത്. ഈയിടെ എം. മുകുന്ദന്‍ മാതൃഭൂമിയില്‍ എഴുതിയ കഥയാണ് അച്ഛന്‍. മുകുന്ദനെപോലുള്ള ഒരു എഴുത്തുകാരന്‍ എഴുതാന്‍ പാടില്ലാതാണ് അതുപോലുള്ള കഥ. ഏവനും അത്തരം കഥ എഴുതാം. അങ്ങാടി നിലവാരം നോക്കിയുള്ള കഥകള്‍ മുകുന്ദന്‍ പണ്ടും കഥ എഴുതിയിട്ടുണ്ട്. തൊട്ടുമുമ്പ് പ്രമോദ് രാമനും ഇങ്ങനെ ഒരു കഥ എഴുതി. എനിക്ക് ആദരവുള്ള എഴുത്തുകാരനാണ് മുകുന്ദന്‍. മാതൃഭൂമിയില്‍ വലിയ പ്രാധാന്യത്തോടെയാണത് കൊടുത്തത്. ചില പെണ്‍കുട്ടികള്‍ എഴുതുന്ന കഥകള്‍ വായിച്ചാല്‍ അറപ്പുതോന്നും. എന്റെ മകളാണ് അത്തരം കഥകളെഴുതിയതെങ്കില്‍ അടിച്ചുകൊന്നുകളയും. അങ്ങനെയുള്ള മകള്‍ ജീവിച്ചിരിക്കേണ്ട ആവശ്യമില്ല. പണ്ട് ഞങ്ങളുടെ നാട്ടില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ റോഡില്‍ മൂത്രമൊഴിക്കാറുണ്ട്. അതുനോക്കി ആരും കഥ എഴുതാറില്ല. കാണുന്നതെല്ലാം സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ പറ്റില്ല. അവരുടെ സ്വഭാവം കാണിക്കുന്നു. ഇതൊക്കെ അരോചകമാണ്. ? കഥയില്‍ രാഷ്ട്രീയം അത്രമാത്രം കടന്നുവരുന്നില്ല. ഖണ്ഠകാരത്തിന് തീപിടിച്ചപ്പോള്‍ എന്നൊരു കഥയുണ്ട്. രാഷ്ട്രീയം അതില്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തില്‍ മക്കള്‍ കടന്നുകളിക്കുന്നു. അപ്പോള്‍ ചെറുക്കന്‍ ഇങ്ങനെ കാണിക്കുന്നതാണ് എന്നു പറഞ്ഞ് പലരും ഒഴിവാകും. എന്റെ കഥയില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതിലെ രാഷട്രീയം ആരും ചര്‍ച്ചചെയ്തില്ല. മകന്‍ കാട് ചുട്ടെരിക്കുകയാണ്. സഹായിക്കാന്‍ കൃഷ്ണനും ഉണ്ട്. എനിക്ക് സാധിക്കുന്നതുപോലെ എഴുതിയിട്ടുണ്ട്. വലിയ വായനക്കാരനൊന്നുമല്ല. എങ്കിലും സംതൃപ്തനാണ്. സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ദൂരെ നിന്നു കഥവായിച്ചവര്‍ കാണാന്‍ വരുന്നത് തന്നെ നേട്ടമായിട്ടാണ് കരുതുന്നത്. അവര്‍ കഥകള്‍ വായിച്ചു എന്ന അറിവാണ് എനിക്ക് നിര്‍വൃതിയുണ്ടാക്കുന്നത്. ഈയിടെ ഒരു കലക്ഷനുവേണ്ടി എന്റെ കഥ ചോദിച്ചുവാങ്ങി. അതിലെ പിശകുകള്‍ ചൂണ്ടിക്കാന്‍ ഞാന്‍ അവരെ വിളിച്ചു. വലിയ പുസ്തകശാലയാണ്. അവിടെ എഡിറ്റര്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ഫോണെടുത്ത ആള്‍ എന്റെ കൊപ്ലന്‍ എന്ന കഥയെപ്പറ്റി കുറെ സംസാരിച്ചു. പിന്നീട് കലാകൗമുദിയില്‍ വന്ന അക്കച്ചിയെക്കുറിച്ചും. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതൊക്കെയല്ലെ സംതൃപ്തി. ഒരു കാലമുണ്ടാകും എന്നെ തിരിച്ചറിയാന്‍. അത് ന്റെ മകന്റെ മകന്റെ കാലമാകാം. ആരും പരാമര്‍ശിക്കാത്ത കഥയായിരുന്നു കൊപ്ലന്‍. ഇന്ന് എല്ലാവരും ആദ്യം അതേപ്പറ്റി ചോദിക്കുന്നു. അതിനാല്‍ എന്നെ ഘോഷിക്കുന്നില്ലല്ലോ എന്ന് വേവലാതിപ്പെടാറില്ല. അര്‍ഹിക്കുന്നത് എന്നായാലും തിരിച്ചറിയും. (ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2014 ജൂണ്‍ 28ന്റെ ലക്കം) ജനപ്രിയ സാംസ്‌കാരിക അടയാളമായി സോക്കര്‍ സിനിമ സ്വയം പര്യാപ്തമാകുന്നത് അറുപതുകളുടെ അവസാനത്തിലാണ്. എന്നാല്‍, ഫുട്‌ബോളിന്റെ വികാരമുള്ള സിനിമ എന്ന ആശയം അമ്പതുകളില്‍ തന്നെ സ്വീകാര്യമായിമാറിയിരുന്നു. ഹ്രസ്വചിത്രങ്ങളായും ഡോക്യുമെന്ററികളായും കളിയുടെ പ്രതീക്ഷ പങ്കിടുന്ന ചില സിനിമകളെങ്കിലും അറുപതില്‍ പുറത്തുവന്നു. വലിയ താരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫുട്‌ബോള്‍ ഇതിഹാസമായ പെലേ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ജീവിതത്തിന്റെ തിരഭാഷകള്‍ കോര്‍ത്തിണക്കിയ സോക്കര്‍ചിത്രങ്ങള്‍, യൂറോപ്യന്‍ സിനിമകളോടും ലാറ്റിനമേരിക്കയുടെ ബദല്‍സിനിമകളോടും ചേര്‍ത്താണ് ചര്‍ച്ചചെയ്യപ്പെട്ടത്. ഡേവിഡ് മാറോകസ് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് 'ഓഫ് സൈഡ് കളിയോട് താല്‍പര്യമുള്ള ഡിഗോയുടെ കഥയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഡിഗോയ്ക്ക് ഫുട്‌ബോള്‍ കളിക്കാരനാകാനായിരുന്നു മോഹം. പക്ഷേ, അതിന് അവന്റെ കഴിവില്ലായ്മ തടസ്സമാവുന്നു. പിന്നീട് ഡിഗോ ബ്യൂണസ് അയേഴ്‌സിലെ ഒരു ഡോക്ടറാകുന്നു. അസംതൃപ്തനായ ഡോക്ടര്‍. ഡിഗോയെപോലെ ജാവിയക്കും ഫുട്‌ബോളറാകാനായിരുന്നു താല്‍പര്യം. അപകടത്തില്‍ ജാവിയയുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. അതുകാരണം സ്‌പെയിനിലെ സാധാരണ ഏജന്റു മാത്രമായി ജാവിയ മാറി. ജാവിയയും ഡിഗോയും ചേര്‍ന്ന് യുവാവായ ഒരു അര്‍ജന്റീനിയന്‍ കളിക്കാരനുമായി കരാറുണ്ടാക്കുന്നു. ഫര്‍ഡിയന്‍ റിഡ്‌സ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം ഫുട്‌ബോളിന്റെ മാസ്മരികത ദൃശ്യവിതാനത്തില്‍ പകരുന്നു. ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകനായ ബില്‍ ബ്രെണ്ണന്‍. അയാളുടെ അച്ഛന്‍ ഗാരെത്ത് വളരെ കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാടുവിട്ടുപോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍, അയാളുടെ കൈവശം ഇസ്തംബൂളില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റുകളുണ്ടായിരുന്നു. ബില്‍ ബ്രെണ്ണന്റെ പിതാവ് ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് മരിക്കുന്നു. എലൈന്‍ പെറി സംവിധാനം ചെയ്ത 'വില്‍' എന്ന ചിത്രം സോക്കറിനോടുള്ള ആരാധന ഭംഗിയായി ആവിഷ്‌കരിക്കുന്നു. ചിത്രാന്ത്യത്തില്‍ ബില്‍ തുര്‍ക്കിയിലേക്ക് ഒളിച്ചോടുകയാണ്. 'ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്' എന്ന യു. എസ് എ ചിത്രം അമേരിക്കന്‍ ടീമിന്റെ ഐതിഹാസിക ഫുട്‌ബോള്‍ വിജമാണ് ചിത്രീകരിക്കുന്നത്.1960-ല്‍ ബ്രസീലില്‍ വെച്ച് ഇംഗ്ലണ്ടിനെ 1-0ന് തകര്‍ത്ത് അമേരിക്ക വിജയിച്ചു. ഈ വിജയാഘോഷമാണ് ഡേവിഡ്അനസിന്റെ ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്. കാല്‍പ്പന്തുകളിയുടെ കരുത്തും സൗന്ദര്യവും തിരശീലയില്‍ അനുഭവപ്പെടുത്തുന്നു. കാല്‍പ്പന്തുകളി കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ഒരു ക്രൈംത്രില്ലറാണ് 'ദ റ്റൂ ഇസ്‌കോബാര്‍സ് നിരവധി അവാര്‍ഡുകള്‍ നേടിയ ഈ സിനിമ രണ്ടു കൂട്ടുകാരുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ആന്ദ്രേ എസ്‌കോ ബാറും പാബ്ലോ എസ്‌കോബാറും കൂട്ടുകാരാണ്. രണ്ടുപേരും ഒരേ നഗരത്തിലാണ് ജനിച്ചത്. അവര്‍ രണ്ടുപേരും ഫുട്‌ബോളിന്റെ ആരാധകരാണ്. ആന്ദ്രേ കൊളംബിയയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍കളിക്കാരനായിത്തീരുന്നു. പാബ്ലോ ആകട്ടെ എക്കാലത്തേയും വലിയ മയക്കുമരുന്നു രാജാവായും മാറുന്നു. ഫുട്‌ബോളും മയക്കുമരുന്നും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിക്കുന്ന സംവിധായകരായ ജെല്‍ഫ് സിന്‍ബാലിസ്റ്റും മൈക്കല്‍ സിന്‍ബാലിസ്റ്റും കളിയുടെ പിറകിലുള്ള വസ്തുതകളിലേക്ക് കാമറ പിടിക്കുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് ആന്ദ്രേയുടെയും പാബ്ലോയുടെയും കൊലപാതകത്തിന്റെ രഹസ്യം കൂടി വെളിപ്പെടുത്തുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അടയാളപ്പെടുത്തിയ ജീവിതത്തിന്റെ കാമറ സംസാരങ്ങള്‍ അനുസ്മരിക്കുന്നു ഏകാന്തപഥികനായ ഫോട്ടോഗ്രാഫറായിരുന്നു റസാഖ് കോട്ടക്കല്‍. അംഗീകാരത്തിനും ആദരവിനും വഴിയൊരുക്കിയ നിരവധി ഫോട്ടോകള്‍ ഒരുക്കിയിട്ടും പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫറുടെ പേരില്‍ നമ്മുടെ കാഴ്ചകളില്‍ അറിയപ്പെട്ട റസാഖ,് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിശ്ചലഛായാഗ്രഹണത്തില്‍ നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ചൊരു പ്രതിഭയെയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ആയ ഫോട്ടോഗ്രാഫുകളിലൂടെയാണ് റസാഖ് മലയാളിയുടെ പ്രിയപ്പെട്ട കാമറക്കാരനായത്. കേരളത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടിയ റസാഖിന് കേരളത്തിനപ്പുറവും ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്റെ ചിത്രങ്ങള്‍ വായനക്കാരുടെ മനം കവര്‍ന്നു. റസാഖിന് തന്റെ കാമറക്ക് വിഷയമാവുന്ന സംഭവം അല്ലെങ്കില്‍ വസ്തു ഒന്നു കണ്ടാല്‍ മതി. അതിനപ്പുറം ഒന്നും കാണാനോ, അറിയാനോ ഇല്ല. ഇങ്ങനെ പൂര്‍ണതയുടെ ഫോട്ടോഗ്രാഫികള്‍ വാര്‍ത്തെടുത്ത റസാഖ് നിരവധി മികച്ച പോര്‍ട്രൈറ്റ് ചിത്രങ്ങളും ചെയ്തു. മലയാളത്തിന്റെ പ്രിയപ്പെട്ട പ്രതിഭകളായ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ, അയ്യപ്പപ്പണിക്കര്‍, നിത്യ ചൈതന്യ യതി, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഫോട്ടോ ശേഖരം റസാഖിന്റെ കാമറ യഥേഷ്ടം പകര്‍ത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ നിശ്ചലഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. അയ്യപ്പപ്പണിക്കരെക്കറിച്ചുള്ള ഡോക്യുമെന്ററികള്‍ ഛായാഗ്രാഹകനായി. റസാഖും കോട്ടക്കലിലെ ക്ലിന്റ്സ്റ്റുഡിയോയും കറുപ്പിന്റെയും വെളുപ്പിന്റെയും കാമറക്കാഴ്ചകളുടെ വിസ്മയ ലോകമായിരുന്നു. ഫോട്ടോഗ്രാഫിയിലെ ഏതു വിഭാഗത്തിലും സാഹിത്യമോ, സിനിമയോ, ചിത്രകലയോ ഏതു തന്നെയായാലും സ്വന്തം പാത വെട്ടിത്തെളിയിക്കുവാന്‍ കഴിയുക എന്നതാണ് ഏറെ ദുഷ്‌കരം. ഫോട്ടോഗ്രാഫികള്‍ മഹാല്‍ഭുതങ്ങള്‍ സൃഷ്ടിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ വഴി തന്നെയായിരുന്നു റസാഖിന് പ്രിയം. അതുകൊണ്ട് യാത്ര ജീവിതവുമായി ചേര്‍ത്തുനിറുത്തി. അങ്ങനെ റസാഖിന്റെ യാത്രാവഴികള്‍ സാംസ്‌കാരിക ഭൂപടം കൂടിയാണ്. സൗമ്യവും ദീപ്തവുമായ നിറസാന്നിധ്യമായിരുന്നു ഈ കലാകാരന്റെ ലോകം. പ്രതിഷേധവും കലഹവും റസാഖിന്റെ കാമറയില്‍ ഇടം നേടിയിരുന്നു. യാത്രപോലെ ഈ കലാകാരന് ഊരുവും പ്രിയപ്പെട്ടതുതന്നെ. ക്ലിന്റ് സ്റ്റുഡിയോയുടെ ഇരുട്ടറകളില്‍ സ്വന്തം ശരീരം ഒളിപ്പിച്ചു നിര്‍ത്താനും പലപ്പോഴും മറന്നില്ല. തേടിയെത്തുന്ന ഫോണ്‍വിളികള്‍ക്കു പോലും ഒറ്റവാക്കില്‍ ഉത്തരം. ആഖ്യാനപരതയിലും പ്രമേയത്തിലും ഫോട്ടോകള്‍ എങ്ങനെ തലകീഴ്‌മേല്‍ മറിക്കാമെന്ന് റസാഖ് തിരിച്ചറിഞ്ഞു. വെളിച്ചത്തിന്റെ ഭാവതീവ്രതയിലാണ് റസാഖിന് കമ്പം. ഇരുട്ടും നിഴലുകളും കഥാപാത്രങ്ങളാകുന്ന കാമറയുടെ മാജിക്ക്, ഈ ഫോട്ടോക്കാരന്റെ കണ്ണുകളിലും കൈകളിലും ഭദ്രമായിരുന്നു. ഓരോ ഫ്രെയിമുകളിലും അസാധാരണമായ ക്രാഫ്റ്റ് തെളിഞ്ഞുനിന്നു. വ്യക്തി ചിത്രങ്ങളും ഗള്‍ഫ് യുദ്ധ ചിത്രങ്ങളും മനുഷ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അടരുകളും കാമറകളില്‍ രേഖപ്പെടുത്തി. അവയില്‍ മലപ്പുറത്തിന്റെ ചിത്രപരമ്പര വേറിട്ടു നില്‍ക്കുന്നു. ദേശത്തിന്റെ പാരമ്പര്യവും വേഷവിതാനവും ഗള്‍ഫ് പണം നടത്തിയ അധിനിവേശവും റസാഖ് പകര്‍ത്തി. മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രമായി റസാഖ് ഒരുക്കിയ മലപ്പുറം ഫോട്ടോകള്‍. തനിക്ക് പറയാനുള്ളത് തന്റെ കാമറ പറയും എന്ന നിലപാട് തന്നെയാണ് ഫോട്ടോഗ്രാഫിയില്‍ റസാഖ് സൃഷ്ടിച്ചെടുത്ത ഇടം. അത് പ്രതിഭകല്‍ക്ക് മാത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്. വെയില്‍ പൂത്ത നാളില്‍ നന്മ വരും നേരം വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില്‍ വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന്‍ നല്‍കിയത.് ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒത്ത മധ്യത്തിലെത്തി നല്‍ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്‍നിറ ശോഭയായി മാറുന്നു. കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്. ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും. അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു. പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്‌നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്‍ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്‍ക്കാന്‍ സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്. വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്‍ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി അറിയപ്പെടാത്ത പാതാള തമസ്സില്‍ നിന്നും ആര്‍ദ്രമനസ്‌കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക് മലയാളത്തിലേക്ക് മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്‍ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്‍കുന്ന വിശേഷണം. മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില്‍ നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില്‍ കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള്‍ പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും? വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്‍പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ. മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്‍ക്കുന്നു. വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്‍ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി. മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന്‍ നായര്‍ കുറിച്ചിട്ടപോലെ: അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും വൈലോപ്പിള്ളി). നമ്മുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ (അഭിമുഖം) സക്കറിയ/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മതരാഷ്ട്രവാദം, മതഭീകരവാദം മുതലായവയെപ്പറ്റി മതേതര ജനാധിപത്യത്തിന്റെ താത്ത്വിക വീക്ഷണത്തിലും കേരളീയ സമൂഹത്തിന്റെ സവിശേഷ പരിസ്ഥിതിയിലും നിര്‍ത്തി വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഇനിയുള്ള കാലവും നിലനില്‍ക്കാന്‍വേണ്ടി ശക്തമായി പോരാടുന്ന പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വിലയിരുത്തുന്നു. നമ്മുടെ ഇന്ത്യ എന്നു പറയുന്നത് മതേതരത്വം, ജനാധിപത്യം, ദരിദ്രരോടും അധ:സ്ഥിതരോടുമുള്ള പ്രത്യേക ശ്രദ്ധ, മനുഷ്യസ്വാതന്ത്ര്യം അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, ശാസ്ത്രബോധം അതായത് ഇന്ത്യന്‍ ഭരണഘടയില്‍ പറയുന്ന സയന്റിഫിക് ടെമ്പര്‍ എന്നിവയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്ത്യയാണ്. അതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊന്ന് പരിസ്ഥിതിബോധമാണ്. മതഭീകരവാദ സംഘടനകളുടെ കൂട്ടായ്മയുടെ സന്തതിയാണ് മോഡി അതില്‍ നിന്നുണ്ടായിവന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രധാനമന്ത്രിപദം അനൗണ്‍സ് ചെയ്തുകൊണ്ട് അയാള്‍ നയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം രക്തച്ചൊരില്‍ നടത്തിയിട്ടുള്ള, എന്നാല്‍ ആട്ടിന്‍തോല്‍ പുതച്ച ഈ ഹിംസ്ര ജീവി വരുന്നത്. ആ നിലയ്ക്ക് അയാളുടെ ഇന്ത്യയില്‍ ഒരു കാരണവശാലും ജനാധിപത്യം പുലരാന്‍ വഴിയില്ല. കാരണം ഹിന്ദുമതഭീകരവാദികള്‍ ജനാധിപത്യത്തിന് എതിരാണ്. മതേതരത്വം തീര്‍ച്ചയായും ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വിഷമാണ്. സംഘ്പരിവാര്‍ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശൈലി ഫാഷിസമായതിനാല്‍ മനുഷ്യാവകാശങ്ങള്‍ തികച്ചും ഉണ്ടാവില്ല. മോഡിയടെ പിറകില്‍ നില്‍ക്കുന്നവര്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വില കല്‍പിക്കാത്ത ഇന്ത്യന്‍ മുതലാളിത്തമാണ്. ആ മുതലാളിത്തത്തിന്റെ ഭാഗമായിട്ട് കോര്‍പറേറ്റ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചടക്കാനുള്ള ഒരു അവസാന യുദ്ധമാണ് മോഡിയെ മുന്‍നിര്‍ത്തി ചെയ്യുന്നത്. മുതലാളിത്തവും കോര്‍പറേറ്റ് മാധ്യമങ്ങളും വര്‍ഗീയശക്തികളും ചേര്‍ന്ന് ഇന്ത്യ പിടിച്ചടക്കാനുള്ള യുദ്ധം. ആ യുദ്ധത്തില്‍ മോഡി വിജയിച്ചാല്‍ നമ്മള്‍ സ്വപ്നം കാണുന്ന ഒരു കാര്യവും അവിടെ ഉണ്ടാവില്ല. യഥാര്‍ത്ഥ ഹിന്ദുമതത്തിന് സംഘ്പരിവാറുമായി ബന്ധമൊന്നുമില്ല. ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍ എവിടെ കിടക്കുന്നു. ഹിന്ദുമതത്തിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷുദ്രജീവികളുടെ അജണ്ഡ എവിടെ കിടക്കുന്നു. താലിബന്‍ ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വിഷം കലര്‍ത്തുന്നതുപോലെയാണത്. ഇന്നത്തെ മുഖ്യധാരാ മീഡിയകളില്‍ സ്ഥാനം ലഭിക്കാത്തതും നല്‍കപ്പെടാത്തതുമായ വാര്‍ത്തകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കുന്ന മീഡിയയാണത്. ആ സ്വാതന്ത്ര്യമാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ മൂല്യം. മുഖ്യധാര മീഡിയയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് നേരിട്ട് ആളുകളിലെത്താനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ. ലോകമൊട്ടാകെ ഇതിന് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്. മുഖ്യധാരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചിട്ടുള്ളതും അവരുടെ അനുമതിയുള്ള വാര്‍ത്തകളും ആശയങ്ങളും മാത്രമേ സമൂഹമധ്യത്തില്‍ വരൂ എന്നുള്ള അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സോഷ്യല്‍ മീഡിയ. വളരെ ഉദ്ദേശ്യശുദ്ധിയോടുകൂടി, ആദര്‍ശശുദ്ധിയോടുകൂടി സോഷ്യല്‍ മീഡിയ നടത്തുന്ന ഇടപെടലുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അത്രത്തോളം തന്നെ വഷളും മലിനവുമായ ഇടപെടലുകളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് മോഡിക്കു വേണ്ടി വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്നത് സോഷ്യല്‍ മീഡിയയാണ്. ? പ്രെയ്‌സ് ദ ലോര്‍ഡ് കണ്ടപ്പോള്‍ എന്റെ സുഹൃത്തായ ഷിബു ഗംഗാധരന് 'പ്രെയ്‌സ് ദ ലോര്‍ഡ്' സിനിമയാക്കുമ്പോള്‍ അവരുടെ ഇഷ്ടം പോലെ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി നല്‍കിയിരുന്നു. അവര്‍ ബുദ്ധിമുട്ടി ഒരു കമേഴ്‌സ്യല്‍ ചിത്രമാണ് െചയ്തത്. അതിന്റെ ജനപ്രിയതക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നത് വ്യക്തമാണ്. ആ നിലയില്‍ എന്റെ കൃതിയുമായി അതിനെ താരതമ്യം ചെയ്യരുത്. സാഹിത്യകൃതി അതിന്റെ സംവേദനതലമായ അക്ഷരങ്ങളുമായി ആസ്വാദന ലോകത്ത് വ്യാപരിക്കുന്നു. സിനിമയുടെ ലോകവും സംവേദനതലവും മറ്റൊന്നാണ്. മാത്രമല്ല, ഈ സിനിമ 50000 പേര്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ 500 പേര്‍ പോലും ഒരുപക്ഷേ എന്റെ കൃതി വായിച്ചിട്ടുണ്ടാവില്ല. മറിച്ച് സിനിമ കണ്ടതിന് ശേഷം കുറേ പേരെങ്കിലും എന്റെ നോവല്‍ വായിച്ചു നോക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്. സിനിമ വിജയിച്ചോ എന്നുള്ളത് സംവിധായകന്റെ സുഹൃത്ത് എന്ന നിലയില്‍ എന്റെ പ്രധാന പരിചിന്തനം. ഭാഗ്യവശാല്‍ സിനിമ വിജയിച്ചു. മരണം എഴുതി മടുക്കാത്ത മനസ്സ്. അതുകൊണ്ടാകാം പ്രകൃതിയെ എപ്പോഴും കൂടെ നടത്തിക്കുന്നതില്‍ ഡി. വിനയചന്ദ്രന്‍ ജാഗ്രത പുലര്‍ത്തിയത്. മലയാളകവിതയില്‍ ചൂണ്ടുവഴിമാത്രമല്ല, ചൊല്ലുവഴിയും തിരുത്താന്‍ കഴിയുമെന്ന് അടയാളപ്പെടുത്തിയ ഈ കവി യാത്രയിലും പ്രണയത്തിലും ജീവിതത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. ഒരു വ്രണിത തീര്‍ത്ഥാടകന്റെ വിലാപങ്ങള്‍ വിനയചന്ദ്രന്റെ കവിതകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്. പ്രണയത്തിലും യാത്രയിലും കുതിര്‍ന്ന് വിനയപര്‍വ്വം മലയാളകവിത മുറിച്ചുകടക്കുമ്പോള്‍ തിരിച്ചുവിളിക്കാന്‍ നമുക്കൊരു ചൊല്ലുവഴിവാതില്‍ തുറന്നിടാന്‍ വിനയചന്ദ്രന്‍ മാഷ് മറന്നില്ല. കവിത സാമൂഹികജീവിതത്തിന്റെ മറപറ്റി വീണ്ടും തിടംവയ്ക്കുന്ന കാലത്താണ് ഡി.വിനയചന്ദ്രന്‍ എഴുത്തിലേക്ക് സജീവമായത്. കവിതയും കഥയും നോവലും കൊണ്ട് നവഭാവുകത്വത്തെ രാകിമിനുക്കി. കാവ്യവിവാദവ്യവസായത്തോട് ഒട്ടിനിന്നില്ല. ജനാധിപത്യപരമായ ഉല്‍ക്കണ്ഠകളേ വിനയചന്ദ്രന്റെ കവിതകള്‍ ഏറ്റുപാടിയുള്ളൂ. എങ്കിലും അവ ആത്മാര്‍ത്ഥയുടെ ആഴവും പരപ്പുമായി ഒഴുകിക്കൊണ്ടിരുന്നു. നട്ടുവഴികളും പാടവരമ്പുകളും സമുദ്രനീലിമയും തൊട്ടുണര്‍ത്താന്‍ വിനയചന്ദ്രന് എളുപ്പം കഴിഞ്ഞു. വീട്ടിലേക്കുള്ളവഴി പുറപ്പാടുകാരന്റെ ആശങ്കകള്‍ നിറഞ്ഞതാണെങ്കിലും അവയൊന്നും കവിയുടെ യാത്രയല്‍ തടസ്സമായില്ല. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടും കവി കാത്തു സൂക്ഷിച്ചിട്ടുണ്ട്. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്ന രചനാതന്ത്രവും വിനയചന്ദ്രന്‍ മാഷുടെു ആഖ്യാനധാരയില്‍ ഋതുഭേദത്തിന് പ്രതലമൊരുക്കി. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വ‘ഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് വിനയചന്ദ്രന്റൈ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. അതില്‍ നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്. കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക് പോവുകയാണെന്ന ആശയം ഈ കാവ്യപഥികന്റെ് കവിതകളുടെ അന്തരീക്ഷത്തിലുണ്ട്. ഉള്ളിലെ ‘ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ് ഈ കവി കണ്ടെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഡി.വിനയചന്ദ്രന്റെ ‘കവിതകളില്‍ വായിക്കാം, സ്വന്തം കാഴ്ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും. ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്. ‘മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും എഴുത്തില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.‘വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പലാണത്. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം വിനയചന്ദ്രന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അനുഭവത്തിന്റെ നേര്‍സ്പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ് മാഷുടെ കവിതകള്‍. കവിതയും യാത്രയും പോലെ വിനയചന്ദ്രന്‍ മാഷ് കാഴ്ചക്കാലത്തിന്റേയും ചങ്ങാതിയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സജീവ സാന്നിധ്യമാകുന്ന അപൂര്‍വ്വം മലയാള എഴുത്തുകാരില്‍ മുന്‍നിരയില്‍ വിനയചന്ദ്രന്‍ മാഷുണ്ടാകും. തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓടിച്ചാടി സിനിമ കാണുന്നതില്‍ മാഷ്‌ക്ക് ഹരമായിരുന്നു. ലോകസിനിമ വായിച്ചറിയുകയായിരുന്നില്ല; അവ കണ്ടറിയുന്നതിലാണ് വിനയചന്ദ്രന്റെ മാഷുടെ വേറിട്ടു നടപ്പ്. താന്‍ കണ്ട ചിത്രങ്ങളെ ആഴത്തില്‍ വിലയിരുത്തി സംസാരിക്കാനും കാണാനിരിക്കുന്ന സിനിമയുടെ സവിശേഷത ചോദിച്ചറിയാനും അദ്ദേഹത്തിന് താല്‍പര്യമായിരുന്നു. പതിനഞ്ചാമത് കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുന്നു. പലപ്പോഴും കാണുമ്പോള്‍ കുശലം ചോദിച്ച് പിരിയല്‍ മാത്രമായിരുന്നു ഞാന്‍. എന്നാല്‍ ഒരു ദിവസം വിനയചന്ദ്രന്‍ മാഷും കഥാകൃത്ത് എം.ചന്ദ്രപ്രകാശും പി.ആര്‍.ഡി യില്‍ ജോലി ചെയ്യുന്ന സ്‌നേഹിതനും കൂടി ന്യൂ തിയേറ്ററില്‍. കണ്ടപ്പോള്‍ ആ സിനിമ അവരുടെയിരുന്നു കാണാന്‍ മാഷ്‌ക്ക താല്‍പര്യം. സിനിമ കഴിഞ്ഞപ്പോള്‍ പെരുമഴ. ന്യൂതിറ്റേറര്‍ പരിസരം മാത്രമല്ല; തിരുവനന്തപുരം തന്നെ മുങ്ങിപ്പോകും വിധത്തില്‍ മഴതിമിര്‍ത്തു പെയ്യുന്നു. നഗരത്തിലെ മാലിന്യം കുത്തിയൊലിച്ച് ഓവര്‍ബ്രിഡ്ജിനടിയിലൂടെ ഒഴുകുന്നു. മാഷക്ക് ബ്രാന്‍ഡ് തൊപ്പി തലയിലുണ്ട്. മറുത്തൊന്നും പറയാന്‍ അവസരം തരാതെ മാഷ് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങി. കൂടെ നനയാതെ നിവൃത്തിയില്ല. മഴ നനയുന്നതിലല്ല പ്രശ്‌നം മാലിന്യം നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ ഇരുട്ടില്‍ നടത്തം. മുട്ടിന് മീതെ മഴവെള്ളത്തിന്റെ കൂത്ത്. ഞങ്ങളോടൊപ്പം ചന്ദ്രപ്രകാശും കൂട്ടുകാരനും ഇറങ്ങി. ചന്ദ്രപ്രകാശിന്റെ കാറിലേക്കായിരുന്നു മാഷ് എന്നെയും കൂട്ടി ഓടിയത്. ചന്ദ്രപ്രകാശിനോട് കാര്‍ തമ്പാനൂരിലെ ഒരു ബാറിലേക്ക് വിടാന്‍ പറഞ്ഞു. പക്ഷേ, ബാര്‍ അടച്ചുകഴിഞ്ഞിരുന്നു. അന്ന് മാഷക്ക് മദ്യം കിട്ടിയോ എന്ന് പിറ്റേന്ന് കണ്ടപ്പോള്‍ മന:പൂര്‍വ്വം ചോദിച്ചില്ല. അക്കാര്യം ഓര്‍മ്മപ്പെടുത്തി രസിക്കാനും ആഗ്രഹിച്ചില്ല. കവിതയും യാത്രയും കാഴ്ചയും ലഹരിയും വിസ്മയം കൊള്ളിച്ച ജീവിതം. അദ്ദേഹത്തിന്റെ കവിതപോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതം. എന്നെ സ്വാധീനിച്ച പുസ്തകം ചരിത്രത്തിന്റെ മഹാഭാഷണം ജീവിതം മാറ്റിമറിച്ച പുസ്തകം ഏതെന്ന ചോദ്യത്തിന് ഏപ്പോഴും ഞാന്‍ ബേജാറാവാറുണ്ട്. ഏറ്റവും സ്വാധീനിച്ചത് എന്നത് പോലും ഒരു മിഥ്യയാണ്. ഉത്കണ്ഠകള്‍ ഉണ്ടാക്കുന്ന മിഥ്യ. മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ സ്വാധീനവും അയഥാര്‍ത്ഥ്യമാണ്. പല പുസ്തകങ്ങളും കാഴ്ചകളും എന്റെ ചിന്തയിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ട്. ബൗദ്ധിക ഉയരങ്ങള്‍ കാണിച്ചുതന്ന കൃതികള്‍ ചിന്തയെ സ്വാധീനിക്കാറുണ്ട്. ഇടയ്ക്ക് ഒരു മിന്നലാട്ടം പോലെ ചിന്തയെ ഒന്നടങ്കം കീഴ്‌മേല്‍ മറിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് സ്റ്റാലിന്‍സ് നെമസിസ് ദ എക്‌സൈല്‍ ആന്റ് മര്‍ഡര്‍ ഓഫ് ലിയോണ്‍ ട്രോട്‌സ്‌കി. വായന കണിശമായി കൊണ്ടുപോകാന്‍ ആഗ്രഹിച്ച നാളുകളില്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ക്രൂരതകള്‍ മനസ്സ് കീഴടക്കിയിട്ടുണ്ട.് പക്ഷേ, ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും കുപ്രസിദ്ധി നേടിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ആസൂത്രകരില്‍ പ്രധാനിയായ ലിയോണ്‍ ട്രോട്‌സ്‌കിയുടേത്. സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപകനും ചരിത്രകാരനുമായ ബെര്‍ട്രാന്‍ഡ് എം. പാറ്റനൗദ് എഴുതിയ ഈ പുസ്തകം റഷ്യന്‍ ചരിത്രത്തിന്റെ നിഗൂഢതകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമാണ്. സ്റ്റാലിന്റെ പ്രതികാരദേവത, ലിയോണ്‍ ട്രോട്‌സ്‌കിയുടെ നാടുകടത്തലും എന്ന പുസ്തകം 2009-ലാണ് ഫേബര്‍ ആന്റ് ഫേബര്‍ പ്രസിദ്ധീകരിച്ചത്. സ്റ്റാലിന്‍ അധികാരത്തിന്റെ പടവുകള്‍ കയറിപ്പോയതിന്റെ ക്രൂരമായ രേഖാചിത്രങ്ങളില്‍ ഒന്നുമാത്രമാണ് ഈ കൃതി. റഷ്യയില്‍ നിന്ന് നിഷ്‌കാസിതനായ ട്രോട്‌സ്‌കി വിവിധ രാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവിലില്‍ മെക്‌സിക്കോയില്‍ അഭയം കണ്ടെത്തി. ട്രോട്‌സ്‌കിയിസ്റ്റുകളുടെ പിന്തുണയോടെ ജീവിക്കുന്ന ട്രോട്‌സ്‌കിക്കു നേരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെ സ്പര്‍ശിച്ചാണ് പുസ്തകത്തിന്റെ തുടക്കം. ഭാര്യ നടാലിയ, പൗത്രന്‍ സേവ എന്നിവരോടൊത്തായിരുന്നു ട്രോട്‌സ്‌കി താമസിച്ചിരുന്നത്. അതിനിടയില്‍ ട്രോട്‌സ്‌കിയുടെ രണ്ട് പുത്രന്മാരെ റഷ്യയില്‍ സ്റ്റാലിന്‍ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഭ്രഷ്ടനായ ട്രോട്‌സ്‌കി ഒരു ദുരന്തകഥാപാത്രത്തെ പോലെയായിരുന്നു ജീവിച്ചത്. ലേഖനങ്ങളെഴുതി ജീവിതം നയിച്ച ട്രോട്‌സ്‌കി സ്റ്റാലിന്റെ ചാരപ്പടയുടെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ട്രോട്‌സ്‌കിസ്റ്റായ ജാക്‌സണെ തന്നെ ഉപയോഗിച്ച്് ട്രോട്‌സ്‌കിയെ വധിച്ചു. അനുയായിയായ ജാക്‌സണ്‍ ട്രോട്‌സ്‌കിക്കു നേരെ നിറയൊഴിക്കുമ്പോള്‍ നടാലിയ മുറിക്കു പുറത്തുണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ മരണത്തെപ്പറ്റി ഒരു കപ്പല്‍ച്ഛേദമെന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ മാറില്‍ തുളച്ചുകയറിയ ആ വെടിയുണ്ടകള്‍ ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. ഹിറ്റ്‌ലറും മുസ്സോളിനിയും മാത്രമല്ല; രാഷ്ട്രീയപ്രവര്‍ത്തകരും ദാഹഗ്രസ്തരായ ഗറില്ലകളെപ്പോലെ പെരുമാറുന്നു. ഒരു ബദല്‍ സമൂഹം ചരിത്രത്തിനുള്ളിലെ ചുംബനമായി എത്രകാലം മറച്ചുവെക്കാന്‍ കഴിയും? ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്റെയും നെവിന്‍ ഷൂട്ടിന്റെയും എഴുത്തുപോലെ അസുഖകരവും സ്‌തോഭനജനകവുമായ വായനാനുഭവമാണ് സ്റ്റാലിന്‍സ് നെമസിസ്. കാലവും ചരിത്രവും ആര്‍ക്കാണ് മാപ്പു കൊടുക്കുക എന്ന ചോദ്യം ഒരു മുഴക്കമായി മനസ്സിലുണ്ട്. ലോകത്തിന്റെ ഏതു കോണിലും ക്രൂരതകളും പലായനങ്ങളും അരങ്ങേറുമ്പോള്‍ ഓര്‍മ്മയില്‍ സ്റ്റാലിന്‍സ് നെമസിസ് തെളിയുന്നു. പി. ശങ്കരന്‍ /കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്ഥാനാര്‍ത്ഥിയുടെ പങ്കപ്പാടുകള്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകളെപ്പറ്റി മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുഭവം പങ്കുവെക്കുന്നു ലോകസഭാ തെരഞ്ഞടുപ്പിന് ചൂട് പടരുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനസ്സ് ചുട്ടുപൊള്ളുന്നു. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ഹൃദയമിടിപ്പ് കൂടിവരുന്ന ദിവസങ്ങള്‍. ഏതാണ് തമാശ ഏതാണ് കാര്യം എന്നൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ദിനങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പുകാലം വോട്ടിംഗ് തിയതി അടുക്കുന്തോറും അറിയാതെ, അറിയാതെ യാന്ത്രികത്വം നിറയുന്ന ജീവിതം രാഷ്ട്രീയരംഗത്ത് വ്യത്യസ്തമായ ഒരു വഴിയിലൂടെ നടക്കാനിഷ്ടപ്പെടുന്ന പ്രവര്‍ത്തകനാണ് അഡ്വ. പി. ശങ്കരന്‍. ചരിത്രബോധവും രാഷ്ട്രീയാര്‍പ്പണ മനസ്സും അതിനോടുള്ള പ്രതിപത്തിയുമാണ് അദ്ദേഹത്തെ ശ്രദ്ധാര്‍ഹനാക്കുന്നത് യു ഡി എഫിന്റെ കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം കണ്‍വീനറും മുന്‍ മന്ത്രിയുമായ പി. ശങ്കരന് പറയാനുള്ളത്: നെഞ്ച് തുറന്ന് മിടിക്കുന്ന ഹൃദയം കാണിച്ചാലും ചിലപ്പോള്‍ ആളുകള്‍ വിശ്വസിക്കണമെന്നില്ല. നമ്മള്‍ പറയുന്നതും ചെയ്യുന്നതും ശരിയായിരിക്കും. പക്ഷേ, അതെല്ലാം അംഗീകരിച്ചു തരാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നേരിയ സങ്കടം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്റെ റോള്‍ ഭംഗിയാക്കി എന്നു കരുതി സമാധാനിക്കും. സത്യം പറഞ്ഞാല്‍ സര്‍ജറിക്കു കയറുന്ന രോഗിയുടെ അവസ്ഥയായിരിക്കും. പഠനകാലത്ത് കോളജ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് സാക്ഷാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.അതുകൊണ്ട് തെരഞ്ഞെടുപ്പിനെ അതിന്റെ ആവേശത്തില്‍ എടുക്കും. വലിയ വേവലാതിയും കുറയും.. ഓരോ തെരഞ്ഞെടുപ്പു കാലത്തും എനിക്ക് തിരുമുറിവുകളായിരുന്നു. അടവുനയങ്ങളും തന്ത്രങ്ങളും എപ്പോഴും ഭംഗിയായി നോക്കണം. ആദര്‍ശം മാറ്റിവെച്ച് തല്‍ക്കാലം തന്ത്രങ്ങളെ സ്വീകരിച്ചപ്പോള്‍ തോറ്റുപോയിട്ടുണ്ട്. തന്റെ അമ്പും ആവനാഴിയും അസ്ത്രങ്ങളും എല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടത് കൊയിലാണ്ടിയിലാണ്. ഡി ഐ സി സ്ഥാനാര്‍ത്ഥിയായപ്പോള്‍. സ്ഥാനാര്‍ത്ഥിയാകുന്ന അവസരത്തില്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാകും. എന്നെ എങ്ങനെ ജനങ്ങള്‍ കാണും. ഞാന്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്കാര്‍, അല്ലെങ്കില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയിലെ ആളുകള്‍ അവര്‍ക്ക് ഞാന്‍ സ്വീകാര്യനാണോ? പ്രതിപക്ഷം എനിക്കെതിരെ എന്തൊക്കെ വിമര്‍ശനങ്ങളാണ് തൊടുത്തുവിടുന്നത്? അതിന് മറുപടി പറയുമ്പോള്‍ എനിക്കെതിരെ ആരോപണം വരാന്‍ സാധ്യതയുണ്ടോ? തന്റെ സമീപനത്തില്‍ വല്ല ന്യൂനതയുമുണ്ടോ സഹപ്രവര്‍ത്തകര്‍ എന്നോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടോ. അതെല്ലാം എന്റെ തോന്നല്‍ മാത്രമായിരിക്കുമോ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍. മത്സരിക്കുന്ന മണ്ഡലത്തിന്റെ സര്‍വ്വമൂലയിലും എത്തണം. കഴിയുന്നതും കൃത്യസമയത്തുതന്നെ. വല്ലവിധത്തിലും അല്‍പം വൈകിയാല്‍ ക്ഷമാപണം പറയാന്‍ വിട്ടുപോകരുത്. മരണവീടുകള്‍ ഒരു കാരണവശാലും മറന്നുപോകരുത്. സകലകാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകണം. അല്ലെങ്കില്‍ മറുപക്ഷം തുരുപ്പുശീട്ടുകളിറക്കാം അതിനാല്‍ ശരിയാംവിധത്തില്‍ ഭക്ഷണമോ, ഉറക്കമോ ഇല്ലാത്ത കാലം. കവി പാടിയതുപോലെ ഒരു ചിരി എന്തതിനര്‍ത്ഥമോര്‍ത്തു ഞാന്‍ പല രാത്രി നിദ്ര കടഞ്ഞൂ എന്നെ നോക്കി ചിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സഹായിക്കുമോ, അല്ല വെളുക്കെ ചിരിക്കുകയും പുറകില്‍ നിന്നും കുത്തുകയും ചെയ്യുന്നവരാണോ? ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കും. നടന്നും ഇരുന്നും ചിരിച്ചും കൈവീശിയും കൈകൊടുത്തും ശാരീരികമായി വല്ലാത്ത അവസ്ഥയിലാകുന്ന നാളുകള്‍ ആദ്യ തെരഞ്ഞെടുപ്പിന് ബാലുശ്ശേരി മത്സരിച്ചപ്പോള്‍ കന്നിക്കാരന്‍ എന്ന നിലയില്‍ വല്ലാത്ത സമ്മര്‍ദം ഉണ്ടായിരുന്നു. സാമാന്യം വെളുത്ത ദേഹപ്രകൃതിക്കാരനായ ഞാന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കറുത്തുപോയി. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പരുവത്തിലായി. ആരോടും ദേഷ്യപ്പെടാന്‍ പറ്റില്ല. നമുക്ക് ദേഷ്യം വന്നാല്‍പോലും അത് മറച്ചുവെച്ച് അഭിനയിക്കേണ്ടി വരും. ചിലരുടെ മുഖഭാവം കാണുമ്പോള്‍ ഉള്ള് കിടുങ്ങും ഇവന്‍ എവിടുന്നാ എഴുന്നള്ളിയത് മറ്റുചിലര്‍ കുത്തുവാക്ക് പറയും ഇവിടെ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരൊക്കെ എത്രയുണ്ട് പിന്നെ നിങ്ങളെന്തിനാണ് വന്നത് വേറെ എവിടെയെങ്കിലും നിന്നൂടെ അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് കുറ്റബോധം വരാം പക്ഷേ, അവിടെ ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വരും അവിടെയുള്ളവരായിരിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന്റെ ഒരു സ്വഭാവമാണത് അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ അലട്ടാറില്ല. കാരണം പാര്‍ട്ടിക്കുവേണ്ടി വിദ്യര്‍ത്ഥിയായ സമയം മുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടെ വരുന്നവരെ വീണ്ടും വീണ്ടും പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. എല്ലാവരുടെയും കൈപിടിക്കും. ചിലപ്പോള്‍ കുശലം ചോദിക്കും. അവര്‍ എന്നോടൊപ്പെം വന്നവരായിരിക്കും. പക്ഷേ, ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അപ്പോള്‍ പുതുതായി കണ്ടുമുട്ടുന്നവരെപോലെ കൈ കൊടുത്ത് പരിചയപ്പെടും. ഹലോ എന്ന് പറഞ്ഞ് കൈകൊടുക്കുമ്പോഴായിരിക്കും ഞാന്‍ നിങ്ങളുടെ കൂടെ വന്നയാളാണെന്ന് പറയുന്നത്. അന്നേരം ചെറിയ ചമ്മല്‍ എങ്കിലും മുഖത്ത് കാണിക്കരുത്. ശരിക്കു പറഞ്ഞാല്‍ നോമിനേഷന്‍ കൊടുത്തു തുടങ്ങിയാല്‍ ടെന്‍ഷനായിരിക്കും ജനങ്ങള്‍ അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പറയും ഇതൊക്കെ എനിക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുമോ മുമ്പുണ്ടായിരുന്ന ജനപ്രതിനിധി എന്തുകൊണ്ടാണിത് പരിഹരിച്ചു കൊടുക്കാന്‍ ശ്രമിക്കാതിരുന്നത് ഞാനെത്ര പരിശ്രമിച്ചാലും നിറവേറ്റിക്കൊടുക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ടാകും. ഇടവഴികളും ഊടുവഴികളും താണ്ടി വീടുകയറി വോട്ടു ചോദിക്കല്‍. രാത്രിയാകുമ്പോഴേക്കും തളര്‍ന്നു അവശനാകും. പക്ഷേ, ഏത് പാതിരാവിലും ആരെങ്കിലും വന്ന് എന്തെങ്കിലും പ്രശ്‌നം പറഞ്ഞാല്‍ അതു കേള്‍ക്കണം. ആരേയും പിണക്കാന്‍ പാടില്ല. അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ധാരാളം ദിവസങ്ങളുണ്ടാകും വോട്ടെടുപ്പിന്. അത്രയും കാലം ടെന്‍ഷനും നീളും. ഇപ്പോള്‍ ദിവസം കുറഞ്ഞു. അത്രയും ആശ്വാസമാകും. യോഗങ്ങളിലെ പ്രസംഗങ്ങള്‍ കഴിഞ്ഞ് വീട്ടിെലത്തിയാല്‍ അടുത്ത ദിവസത്തെ തന്ത്രങ്ങള്‍ ആലോചിക്കണം. ചുരുക്കത്തില്‍ ഉറക്കം നഷ്ടപ്പെടുന്ന നാളുകളാണ് സ്ഥാനാര്‍ത്ഥിയുടേത്. മുഖ്യമായും നാക്കുപിഴക്കാതെ നോക്കണം. ആദ്യമായി ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായ പ്പോള്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഇല്ലായിരുന്നു. നല്ലൊരു മത്സരം കാഴ്ചവെക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. കാരണം ബാലുശ്ശേരി അന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു. മാത്രമല്ല എ സി ഷണ്‍മുഖദാസ് ആ മണ്ഡലത്തില്‍ സുപരിചിതനും. അദ്ദേഹം മന്ത്രിയുമായിരുന്നു. ഞാന്‍ പുതുമുഖവും. അവിടെ അന്ന് ഷണ്‍മുഖദാസിന്റെ ഭൂരിപക്ഷം കുറക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. നല്ല പ്രവര്‍ത്തനം ഞങ്ങള്‍ നടത്തിയതിനാല്‍ ആ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ യു ഡി എഫിന് കഴിഞ്ഞു. ഞാന്‍ സാധാരണക്കാരന്‍. അതിനാല്‍ എത്ര വോട്ടിന് പരാജയപ്പെടും എ ന്നേ അറിയാനുണ്ടായിരുന്നുള്ളൂ. അന്ന് പാര്‍ലമെന്റിലും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ പ്രസംഗിച്ചു-ഞാന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുകേട്ടപ്പോല്‍ എല്ലാവരും ചിരിച്ചു. പിന്നീടാണ് കൊയിലാണ്ടിയില്‍ മത്സരിച്ചത്. നല്ല ഭൂരിപക്ഷത്തിന് ജയിച്ചു. ബി. പി കുതിച്ചു കയറുന്ന മറ്റൊരു സന്ദര്‍ഭം വോട്ടെണ്ണല്‍ ദിവസമാണ്. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തിന് ചുറ്റും കൂടെയുള്ളവര്‍ തമ്പടിച്ചിരിക്കും. അപ്പോള്‍ വോട്ട് എണ്ണിക്കൊണ്ടിരിക്കുന്ന സമയത്ത് മനസ്സില്‍ വല്ലാത്ത അവസ്ഥയായിരിക്കും. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും, അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുമെന്ന് മുമ്പേ തിരിച്ചറിയാമെങ്കിലും മറിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക മൊബൈലും ഇന്റര്‍നെറ്റും ചാനലുകളും എന്തൊക്കെയുണ്ടായാലും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പിന്റെ താളത്തിന് ഇപ്പോഴും മാറ്റമുണ്ടാകില്ല. വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ ശിക്ഷണ തീവ്രതയോടെ സ്ഥാപനവല്‍കരിക്കപ്പെട്ട കവിതാ വായനക്കും ദാര്‍ശനികശീലങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ഡോ. ബെറ്റിമോള്‍ മാത്യു മലയാള നിരൂപണത്തില്‍ ശ്രദ്ധേയയാകുന്നത്. മൂല്യങ്ങളെ പുരുഷപക്ഷത്തുനിര്‍ത്തി വിഗ്രഹവല്‍കരിക്കുന്ന കാവ്യശീലം ജീര്‍ണ്ണവും മാനസികഷണ്ഡത്തവും സൃഷ്ടിക്കുകയാണെന്നും, നാം ആര്‍ജ്ജിക്കുന്ന അറിവിന്റെ ഏറിയ പങ്കും കവിതയ്ക്കു പുറത്തു നിന്നാണെന്നും ബെറ്റിമോള്‍ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. കടമ്മനിട്ടയുടെ കവിതകള്‍ ചരിത്രം,വര്‍ത്തമാനം, സ്ത്രീപക്ഷം എന്നീ നിലകളില്‍ നോക്കിക്കാണുകയാണ് ഗവേഷണവിഷയാധിഷ്ഠിതമായ ഈ കൃതിയില്‍. ‘ഭാഷയിലും ‘ഭാവനയിലും കടമ്മനിട്ട നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയുന്നുണ്ട്. എഴുത്തിനെ സംബന്ധിച്ച് ഗ്രന്ഥകാരിയുടെ തികഞ്ഞ സ്ത്രീപക്ഷ നിലപാട് ഈ പുസ്തകത്തിലുണ്ട്. വിമര്‍ശനം ജീവിതത്തിന്റെ കലയാണ്; അത് നിഴല്‍ച്ചിത്രമല്ല. വിമര്‍ശനത്തില്‍ മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. കടമ്മനിട്ടക്കവിതകളുടെ ഉളളറകള്‍ തുറന്നിട്ടുകൊണ്ട് ആ ലക്ഷ്യം സാധൂകരിക്കുകയാണ് ബെറ്റിമോള്‍ മാത്യു. പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിംഗ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ ഘട്ടത്തിലാണ് കവിത പാടിക്കേള്‍പ്പിച്ചു കൊണ്ട് കടമ്മനിട്ട കടന്നുവരുന്നത്. ഇതിലൂടെ ആധുനികതയുടെ അക്കാദമീകാന്തരീക്ഷത്തിന് പുറത്തേക്ക് തന്റെ കവിതയെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.'‘-എന്നിങ്ങനെ കാലികമായാലും നിരന്തരമായാലും കടമ്മനിട്ടക്കവിതകള്‍ പ്രതിഫലിപ്പിക്കുന്ന നീതിബോധത്തെയും ധിഷണയെയും നിര്‍മ്മാണപ്രക്രിയയെയും സര്‍ഗാത്മകതയെയും വിശകലനം ചെയ്യുകയാണ് 'കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന.' സംവാദാത്മക സ്ത്രീവാദം, സ്ത്രീവാദം ചരിത്രവും വികാസവും, സ്ത്രീവാദം വ്യത്യസ്തധാരകള്‍, പുനര്‍വിചാരണകള്‍ തുടങ്ങി വിവിധ പഠനങ്ങളില്‍ സ്ത്രീജീവിതവും ചിന്താപദ്ധതിയും അടയാളപ്പെടുത്തുന്നു. ഈ യുക്തി വിചാരങ്ങള്‍ കടമ്മനിട്ടക്കവിതകളുമായി ചേര്‍ത്തുനിര്‍ത്തി പരിശോധിക്കുകയാണ് ഡോ. ബെറ്റിമോള്‍ മാത്യു. വിമര്‍ശനത്തിന്റെ സാങ്കേതികമായ ചില വിചാരങ്ങള്‍ മാത്രമല്ല; കവിതയുടെ സാഫല്യങ്ങള്‍ അന്വേഷിക്കുന്ന ഒരു മനസ്സിന്റെ തീക്ഷ്ണ സാന്നിധ്യവും ഈ പുസ്തകത്തിലുണ്ട്. പരമ്പരാഗ സാഹിത്യ സമീപനങ്ങളെയും ദാര്‍ശനികധാരകളെയും പുനര്‍വായനക്ക് വിധേയമാക്കുന്നതില്‍ ബെറ്റിമോള്‍ പ്രകടിപ്പിക്കുന്ന ജാഗ്രത പുസ്തകത്തിലുടനീളം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കവിതയുടെയും ജീവിതത്തിന്റെയും വായന പുതിയ വിതാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിരൂപണത്തില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള വേറിട്ട വിലയിരുത്തലാണ്. കടമ്മനിട്ടയുടെ കവിതകള്‍ പൂര്‍വ്വനിശ്ചിതമല്ലാത്തവിധത്തില്‍ അവതരിപ്പിക്കുന്നിടത്താണ് ഡോ.ബെറ്റിമോളുടെ സാഹിത്യനിരീക്ഷണ ഗരിമ അനുഭവപ്പെടുന്നത്. ജീവിതം കൊണ്ടും എഴുത്തുകൊണ്ടും കാലത്തെ സ്വാധീനിച്ച കടമ്മനിട്ടയുടെ ആണെഴുത്തധികാരത്തെ വിലയിരുത്തുകയും കവിതയെ വ്യത്യസ്തമായൊരു സൗന്ദര്യപക്ഷത്തുനിര്‍ത്തി വായനയ്‌ക്കെടുക്കുകയുമാണ് ഗ്രന്ഥകാരി. പെണ്‍പക്ഷ കാഴ്ചപ്പാടിലേക്ക് അലമുറകളില്ലാതെ പുതിയൊരു വായനാനുഭവം തുറന്നിടുന്നു. കടമ്മനിട്ടക്കവിതയുടെ സൂക്ഷ്മാപഗ്രഥനത്തിലേക്കും സമഗ്രതയിലേക്കും ഒരേസമയം ബെറ്റിമോള്‍ മാത്യു വായനക്കാരെ നടത്തിക്കുന്നു. കടമ്മനിട്ടയുടെ കവിതകളിലെ ജീവിതനിരീക്ഷണത്തിലും പ്രതിമാനങ്ങളിലും മിത്തുകളിലും കാമനകളിലും ഒളിച്ചുറങ്ങുന്ന വസ്തുതകള്‍ ചികഞ്ഞെടുക്കുന്നു. ഇത്തരമൊരു വായന മലയാളത്തില്‍ ഇത:പര്യന്തമല്ല; എങ്കിലും കവിതകളിലൂടെ, ലോകസാഹിത്യത്തില്‍ നിന്നും കടഞ്ഞെടുത്ത ചില നൂതന ചിന്താധാരകള്‍ അടിസ്ഥാനമാക്കിയുള്ള കാവ്യപാരായണം അപൂര്‍വ്വമാണ്. ബെറ്റിമോള്‍ മാത്യുവിന്റെ കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന' എന്ന പുസ്തകം ഗവേഷകരുടെയും സാഹിത്യവിദ്യാര്‍ത്ഥികളുടെയും കാവ്യാസ്വാദകരുടെയും ശ്രദ്ധനേടുന്നതും മറ്റൊന്നല്ല. കോവിഡ് ആശ്വാസം; നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ് നാദാപുരം കോവിഡ് ആശ്വാസത്തില്‍ നാദാപുരം മേഖലയില്‍ രോഗികളില്‍ വന്‍ കുറവ് .ഇന്നലെ മൂന്ന് രോഗികള്‍ ഉണ്ടായിരുന്ന നാദാപുരത്ത് ഇന്ന് ഒരാള്‍ക്ക്‌ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. Also read: എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ് ഇന്നലെ ഒന്നും രണ്ടും വീതം രോഗികള്‍ ഉണ്ടായിരുന്ന പുറമേരിയിലും തൂണേരിയിലും ഇന്ന് ഓരോ രോഗികള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. വളയത്തും വാണിമേലും ഇന്ന് കോവിഡില്‍ വന്‍ ആശ്വാസം .വളയത്തും വാണിമേലും ഇന്ന് ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല. Also read: ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം അതേസമയം എടച്ചേരിയില്‍ ഇന്ന് കോവിഡ് രോഗികള്‍ കൂടി. ഇന്നലെ രണ്ടു രോഗികള്‍ മാത്രം ഉണ്ടായിരുന്ന എടച്ചേരിയില്‍ ഇന്ന് നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. Also read: ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍ സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 3843 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 683 പേര്‍ കൂടി രോഗമുക്തി നേടി. Also read: മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ 3967 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു. ഉറവിടം വ്യക്തമല്ലാത്തവര്‍ 1 കോഴിക്കോട്- 1 വിദേശത്തു നിന്നും വന്നവർ 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1 കോഴിക്കോട്- 1 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ 113 അരിക്കുളം 1 അത്തോളി -2 ആയഞ്ചേരി -0 അഴിയൂര്‍ 1 ബാലുശ്ശേരി 9 ചക്കിട്ടപ്പാറ 2 ചങ്ങരോത്ത് -2 ചാത്തമംഗലം 8 ചെക്കിയാട് 0 ചേളന്നൂര്‍ 9 ചേമഞ്ചേരി 2 ചെങ്ങോട്ട്കാവ് -0 ചെറുവണ്ണൂര്‍ 2 ചോറോട് 1 എടച്ചേരി 4 ഏറാമല 2 ഫറോക്ക് 9 കടലുണ്ടി 8 കക്കോടി 3 കാക്കൂര്‍ 3 കാരശ്ശേരി -2 കട്ടിപ്പാറ 1 കാവിലുംപാറ -1 കായക്കൊടി -1 കായണ്ണ 1 കീഴരിയൂര്‍ 1 കിഴക്കോത്ത് -0 കോടഞ്ചേരി 6 കൊടിയത്തൂര്‍ 3 കൊടുവള്ളി 5 കൊയിലാണ്ടി 2 കുടരഞ്ഞി 13 കൂരാച്ചുണ്ട് 3 കൂത്താളി 0 കോട്ടൂര്‍ 3 കുന്ദമംഗലം -23 കുന്നുമ്മല്‍ 1 കുരുവട്ടൂര്‍ -11 കുറ്റ്യാടി 3 മടവൂര്‍ 0 മണിയൂര്‍ -2 മരുതോങ്കര 0 മാവൂര്‍ 0 മേപ്പയ്യൂര്‍ -0 മൂടാടി 2 മുക്കം 13 നാദാപുരം 1 നടുവണ്ണൂര്‍ 2 നന്‍മണ്ട 30 നരിക്കുനി 2 നരിപ്പറ്റ 0 നൊച്ചാട് 2 ഒളവണ്ണ 24 ഓമശ്ശേരി -2 ഒഞ്ചിയം 0 പനങ്ങാട് 1 പയ്യോളി 2 പേരാമ്പ്ര -4 പെരുമണ്ണ -3 പെരുവയല്‍ 8 പുറമേരി 1 പുതുപ്പാടി 2 രാമനാട്ടുകര -2 തലക്കുളത്തൂര്‍ 2 താമരശ്ശേരി 3 തിക്കോടി 0 തിരുവള്ളൂര്‍ -0 തിരുവമ്പാടി 8 തൂണേരി 1 തുറയൂര്‍ 1 ഉള്ള്യേരി -3 ഉണ്ണികുളം 1 വടകര 1 വളയം 0 വാണിമേല്‍ 0 വേളം -0 വില്യാപ്പള്ളി 1 സ്ഥിതി വിവരം ചുരുക്കത്തിൽ • രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6959 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ 112 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 7 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 0 സ്വകാര്യ ആശുപത്രികള്‍ 203 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0 വീടുകളില്‍ ചികിത്സയിലുളളവര്‍ 6250 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26 എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ് എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ് ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ് ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ പോരാട്ട ഐക്യം; ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് അരൂരിൽ കർഷക തൊഴിലാളികളുടെ പിന്തുണ എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി പൊരുതുന്ന കർഷകർക്ക് ഐക്യാ ദാർഡ്യവുമായി കർഷക തൊഴിലാളികൾ പിണറായിയുടെ തണലിൽ പോലിസ് പോക്കിരി സർവ്വിസിന് പഠിക്കുന്നു റിജിൽ മാക്കുറ്റി റോഡ് കൈയ്യേറ്റം; പൊതുമരാമത്ത് നിർമ്മാണത്തിന് തടസമായി കല്ലുമ്മലിൽ റോഡ് കൈയ്യേറ്റം കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക സർക്കാർ ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ് 'ഫോൺ പോലുമെടുക്കില്ല വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം വിവാഹേതര ബന്ധം പുലര്‍ത്തി; പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍ കൈക്കൂലി വാങ്ങുന്ന പൊലീസുകാരെ കുടുക്കാൻ വേഷംമാറിയെത്തി എംഎൽഎ ഒമിക്രോണ്‍ വകഭേദം; ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍ ലോകത്തെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിനാണ് സാക്ഷ്യം വഹിച്ച് ദുബായ്; ചാലഞ്ച് ഏറ്റെടുത്തത് 1,46000 പേർ എക്സ്പോ നഗരിയിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഇന്നു മുതൽ കൊവിഡ്; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക് സൗദിയില്‍ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് കുവൈത്തി ഫോട്ടോഗ്രാഫർക്ക് വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി പുരസ്കാരം എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ് രാമന്തളിയില്‍ മത്സ്യബന്ധന വലകള്‍ മോഷണം പോയതായി പരാതി ഗുരുതരമായ ക്രമക്കേട്; മൊയിലോത്തറ റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി നിങ്ങള്‍ ജോലി അന്വേഷകരാണോ, എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം കക്കയത്ത് ടൂറിസത്തില്‍ നിന്നും പിരിച്ചുവിട്ട ആദിവാസി യുവതികളെ തിരിച്ചെടുത്തില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധത്തിലേക്ക് ഭർത്താവിൽ നിന്ന് കിട്ടുന്ന സുഖം അത്ര പോര, വിവാഹ മോചനം നേടിയ യുവതി വിവാഹം കഴിച്ചത് വളർത്തുനായയെ ഹരിയും അപ്പുവും തിരികെ 'സാന്ത്വനം' വീട്ടിലേക്ക് എത്തുമോ? 'നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി' എന്നാണ് ആ ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും അപ്പുവിനോട് പറഞ്ഞത്: സുചിത്ര മോഹന്‍ലാല്‍ സുസ്മിത സെന്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; കുഞ്ഞുങ്ങളെ ദത്ത് എടുത്ത് വളര്‍ത്തുന്ന ബോളിവുഡ് നായികമാര്‍ 1935 ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിലെ നിർദേശങ്ങളെത്തുടർന്ന് 1936-1937 കാലത്ത് ഇ രാജഭരണകാലത്ത് തിരുവിതാംകൂറിലെ കത്തോലിക്കാ സമുദായം അനുഭവ മൂന്ന് വട്ടമേശ സമ്മേളനങ്ങൾക്കൊടുവിൽ 1935 ഓഗസ്റ്റിലാണ് ഗവണ്‍മെന്‍റ് ഓഫ് ഇന്ത് കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 (ഭാഗം 3) പൊരുതി ജയിച്ച കർഷകർക്കു ബിഗ് സല്യൂട്ട് ഇന്ന് സ്ത്രീകൾക്കുനേരേയുള്ള അതിക്രമവിരുദ്ധ അന്താരാഷ്‌ട്രദിനം ലോകത്തെ ഓറഞ്ചണിയിക കമ്യൂണല്‍ അവാര്‍ഡിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഗാന്ധിജി മുസ്‌ലിംകള്‍, സിക്കുകാര്‍ എ കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 (ഭാഗം 2) കേരളത്തിലെ ക്രൈസ്തവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമങ്ങൾ ഏകോപിപ്പ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ഇന്നു ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ് മൂന്നാമത്തേതും അവസാനത്തേതുമായ വട്ടമേശ സമ്മേളനം 1932 നവംബർ 17 നായിരുന്നു ആരം സാങ്കേതിക വിദ്യയുടെ വിസ്മയലോകം തീർത്ത് ഡിജിറ്റൽ സർവകലാശാല കേരള സംസ്ഥാനത്തെ പതിനാലാമത്തെ സര്‍വകലാശാലയും സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബിൽ-2020 ഒരു അവലോകനം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഏകീകൃത നിയമം ലോക്ഡൗണിനെതുടർന്ന് ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളെ മൊബൈല്‍ ഫോണുകളു ഇന്ത്യക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചു ചേർത്ത മൂന്ന് വട്ട ഉയർന്നുവരുന്ന ശക്തരായ ഹൈക്കമാൻഡ് ഗ്രൂപ്പിന്‍റെ പിന്തുണയിൽ കോൺഗ്രസിലെ ത്രിമൂ കുട്ടനാട് കേരളത്തിന്‍റെ നെല്ലറയാണെന്നാണ് കുട്ടികളെ പഠിപ്പിക്കുന്നത്. തോടുകളു 1931 സെപ്റ്റംബറിലായിരുന്നു ലണ്ടനിൽ രണ്ടാം വട്ടമേശ സമ്മേളനം വിളിച്ചു കൂട്ടിയത്. രണ്ടാം പിണറായി സർക്കാർ അഭിമാന പദ്ധതിയായി നടപ്പാക്കാ സഹയാത്രികസഭയ്ക്ക് വാതിലുകള്‍ തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വട്ടമേശ സമ്മേളനങ്ങളുടെ ലക്ഷ്യം ഭരണഘടനാപരമായ പരിഷ്കരണങ്ങളെക്കുറിച്ചുള്ള മുപ്പതിലേറെ കർഷകസംഘടനകളാണ് ഡൽഹി അതിർത്തിയിൽ തന് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഭീകരമായ കൂട്ടക്കൊലകളായിരുന്നു ജാലിയൻവാലാബാ ഇന്ത‍്യ പോലുള്ള ഒരു ജനാധിപത്യരാജ്യത്ത് രാഷ്‌ട്രീയ-സാന്പത്തികരംഗത്തു നടപ്പാക് നനഞ്ഞിറങ്ങിയാൽ കുളിച്ചു കറയണം എന്നാണ് പറയാറുള്ളത്. ഇവിടെ ന 1930 നവംബർ 12 നാണ് ഒന്നാം വട്ടമേശ സമ്മേളനത്തിന്‍റെ തുടക്കം. ലണ്ടനിലെ ഹൗസ് ഓഫ് ലേ ദി ഗ്രേറ്റ് ഇന്ത്യൻ കമ്യൂണിറ്റി കിച്ചൻസ് സാധാരണ ജനങ്ങൾ പട്ടിണിയില്ലാതെ ജീവിക്കാൻ, സർക്കാരോ മറ്റു സംഘടനകളോ സൗജന്യമ ജനങ്ങളുടെ തലയ്ക്കുമുകളിൽ ഇരന്പുന്ന മുല്ലപ്പെരിയാർ എന്ന ജലബോംബിനു പകരം പുത ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെത്തുടർന്ന് ഇന്ത്യയിലെ ഭരണഘടനാ അര നൂറ്റാണ്ടിനിടെയിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച നാടാണ് കേരളം. ഉപ്പു സത്യഗ്രഹത്തിന്‍റെ അലയൊലികൾ അങ്ങ് വടക്കേ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഉ ബസ് ചാർജ് വർധിപ്പിക്കാൻ തത്ത്വത്തിൽ തീരുമാനമായി. തീയതിയും നാളും കുറിച്ചാൽ ബ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ശ്വാസകോശത്തിനു താഴെ വല ഇന്ത്യയിൽ ഉപ്പ് നിർമിക്കാനും വിൽക്കാനുമുള്ള അധികാരം ബ്രിട്ടീഷ് സർക്കാരിന്‍റെ മുല്ലപ്പെരിയാർ ആശയക്കുഴപ്പം; ഒരു രഹസ്യ അജൻഡ? 2021 നവംബറിലെ ആദ്യ ശനിയാഴ്ച അഭൂതപൂർവമായ ഒരു സംഭവം നടന്നു. മുല്ലപ്പെരിയാറില പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഏതാനും വര് നിസഹകരണ പ്രസ്ഥാനത്തിനുശേഷം ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെത നിസഹകരണ പ്രസ്ഥാനത്തിനുശേഷം ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഭരണത്തിനെത ഒമൈക്രോണ്‍ വകഭേദം: സംസ്ഥാനത്തും കനത്ത ജാഗ്രത ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത വീണ്ടും ന്യായീകരിച്ച് കേന്ദ്രം; സമരം ചെയ്തത് ഒരു വിഭാഗം കർഷകർ മാത്രം ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു ഒമൈക്രോണ്‍ വകഭേദം: സംസ്ഥാനത്തും കനത്ത ജാഗ്രത ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത വീണ്ടും ന്യായീകരിച്ച് കേന്ദ്രം; സമരം ചെയ്തത് ഒരു വിഭാഗം കർഷകർ മാത്രം ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു ഇന്ത്യൻ സൂപ്പർ താരം ശ്രേയസ് അയ്യർ അടുത്ത സീസൺ ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിനൊപ്പമുണ്ടാകില്ലെന്ന് ഉറപ്പായി‌. വരും സീസണിൽ നായകനായി ടീമിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ശ്രേയസ്, ഡെൽഹി മാനേജ്‌മെന്റിനെ അറിയിച്ചതായും, എന്നാൽ നായകനായി പന്തിനെ നിലനിർത്താൻ ആഗ്രഹിക്കുന്ന ഡെൽഹി, ശ്രേയസിനെ ടീമിൽ നിലനിർത്തേണ്ടെന്ന തീരുമാനമെടുത്തെന്നുമാണ് സൂചനകൾ. പ്രമുഖ ഇന്ത്യൻ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ 2018 സീസണിന്റെ പാതിവഴിയിൽ വെച്ച് ഡെൽഹി ക്യാപിറ്റൽസിന്റെ നായകനായി നിയമിതനായ അയ്യർ 2019 ലും, 2020 ലും ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. ഇതിൽ 2020 ൽ ടീം ചരിത്രത്തിലാദ്യമായി ഐപിഎൽ ഫൈനലിലുമെത്തി. എന്നാൽ പരിക്ക് മൂലം കഴിഞ്ഞ സീസണിൽ നിന്ന് അയ്യർ വിട്ടു നിന്നതോടെ ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കാൻ ഡെൽഹി തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിന്റെ യു എ ഇ പാദമെത്തിയപ്പോളേക്കും അയ്യർ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും പന്തിനെത്തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്താൻ അവർ തീരുമാനിക്കുകയായിരുന്നു. പോയ സീസണിൽ ടീമിനെ മികച്ച രീതിയിൽ നയിച്ച പന്തിനെ ടീമിന്റെ ദീർഘകാല‌ ക്യാപ്റ്റനായി ഡെൽഹി തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചനകൾ. ഇത് കൊണ്ടു തന്നെയാണ് അയ്യർക്ക് ഇപ്പോൾ ഫ്രാഞ്ചൈസിയിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നിരിക്കുന്നത്. അതേ സമയം അടുത്ത സീസണിലെ താരലേലത്തിന് മുന്നോടിയായി ഡെൽഹി ടീമിൽ നിലനിർത്തുക ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ എന്നിവരേയും ദക്ഷിണാഫ്രിക്കൻ പേസറായ ആൻറിച്ച് നോർക്കിയയേയുമായിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇത് കൊണ്ടു തന്നെ‌ ശിഖാർ ധവാൻ, അജിങ്ക്യ രഹാനെ, ആവേശ് ഖാൻ എന്നീ ഇന്ത്യൻ സൂപ്പർ താരങ്ങൾ വരാനിരിക്കുന്ന മെഗാലേലത്തിൽ ലഭ്യമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. Previous articleസർപ്രൈസ് തീരുമാനവുമായി ചെന്നൈ സൂപ്പർ കിംഗ്സ്; നിലനിർത്തുക ഈ താരങ്ങളെ Next articleതകർപ്പൻ ഫോമിൽ ഗിൽ; ഇന്ത്യക്ക് മികച്ച തുടക്കം കോഹ്ലി തന്നെ നായകൻ, ധവാനും ടീമിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സാധ്യതാ ടീം ഇങ്ങനെ… മനീഷ് പാണ്ടെ നായകൻ, ഒപ്പം മികച്ച താരനിര; കർണാടക ടീമിനെ പ്രഖ്യാപിച്ചു ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന 4 താരങ്ങൾ ആരൊക്കയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ അന്ന് ചഹറിനോട് ചാപ്പല്‍ നോ പറഞ്ഞു, ഇന്ന് ചെന്നൈയുടെ സ്റ്റാര്‍! എംബാപെയെ സ്വന്തമാക്കണം; വൻ വാഗ്ദാനവുമായി റയൽ താനൊരു സിംഹമാണെന്ന് രാഹുല്‍; പൊങ്കാലയിട്ട് ആരാധകര്‍ ആ ഒരു കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് വളരെയേറെ മികച്ചുനിൽക്കുന്നു; ബെംഗളുരു പരിശീലകൻ പറയുന്നു ആരാധകർ തിരഞ്ഞെടുത്തു; പൊളി ഗോൾ സഹലിന്റേത് കൊൽക്കത്ത ഡെർബിയിൽ സൂപ്പർതാരം കളിക്കില്ല; ബഗാന് ആശങ്ക രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഞങ്ങൾ തിരിച്ചറിഞ്ഞതായി പുതുതായി വന്ന പ്രവർത്തകർ പറഞ്ഞു. അതു കൊണ്ടാണ് സർക്കാരിന്‌ നേതൃത്വം നൽകുന്ന പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പ്രവർത്തകർ പറഞ്ഞു.പെരുനാട് എരിയ കമ്മിറ്റിയംഗം ഗിരിജ മധു പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. പമ്പാവാലി ലോക്കൽ സെക്രട്ടറി സി എസ് സുകുമാരൻ, ഏരിയാ കമ്മിറ്റിയംഗം രാധാ പ്രസന്നൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സതീഷ് പമ്പാവാലി എന്നിവർ പങ്കെടുത്തു. ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഊഷ്മളമായാ അഭിവാദ്യങ്ങൾ കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ തുടർ ഭരണം മനോരമ സത്യം പറയുന്നു. Categories Select Category BJP വാർത്തകൾ /നിലപാടുകൾ Congress/UDF വാർത്തകൾ /നിലപാടുകൾ LDF വാർത്തകൾ/നിലപാടുകൾ Uncategorized അന്തർദേശീയ വിഷയങ്ങൾ ഇന്ധനവില -fuel price ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം) ദേശീയ വിഷയങ്ങൾ രക്തസാക്ഷികൾ വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ വിവാദങ്ങൾ /വിശദീകരണങ്ങൾ വ്യാജ വാർത്തകൾ സ്ത്രീ ശാക്തീകരണം ശരിയോ തള്ളോ സ്കൂളുകൾ മെച്ചപ്പെടുത്താൻ സർക്കാർ എന്തെങ്കിലും ചെയ്തോ Video കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി Read more… ‘മകനെ കണ്ടിറങ്ങിയ ഷാരൂഖിനെ വേട്ടായാടുന്ന വീഡിയോകൾ എന്നെ അസ്വസ്ഥയാക്കി’; ശ്രുതി ഹരിഹരന്‍ കഴിഞ്ഞ ദിവസം രാവിലെ ഒൻമ്പത് മണിക്കാണ് ഷാറുഖ് ആർതർ റോഡ് ജയിലിൽ എത്തിയത്. ലഹരിമരുന്ന് കേസുമായി(drug case) ബന്ധപ്പെട്ട് മൂന്ന് ആഴ്ചയായി ജയിലിൽ(jail) കഴിയുന്ന മകൻ ആര്യൻ ഖാനെ(aryan khan) കാണാൻ കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാൻ(shah rukh khan) എത്തിയത്. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ്, ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ(arrest) ശേഷം ആദ്യമായിരുന്നു ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. മകനെ കണ്ട് പുറത്തിറങ്ങിയ ഷാറൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച തന്നെ അസ്വസ്ഥയാക്കിയെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരന്‍(Sruthi Hariharan). ‘മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതുജനങ്ങളും അദ്ദേഹത്തെ വേട്ടയാടുന്ന വീഡിയോകള്‍ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്ന രീതി എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ കൗതുകം തോന്നുകയാണ്.’എന്നാണ് ശ്രുതി പറഞ്ഞത്. Read Also: ആര്യനെ ജയിലിൽ സന്ദർശിച്ച് ഷാറൂഖ് ഖാൻ, പിന്നാലെ മന്നത്തിൽ എൻസിബി റെയ്ഡ് കഴിഞ്ഞ ദിവസം രാവിലെ ഒൻമ്പത് മണിക്കാണ് ഷാറുഖ് ആർതർ റോഡ് ജയിലിൽ എത്തിയത്. ന്ദർശകർക്ക് അനുവദിച്ച പരമാവധി സമയമായ 20 മിനിറ്റ് ചെലവഴിച്ച ശേഷം ഷാറുഖ് മടങ്ങി. മകൻ അറസ്റ്റിലായ ശേഷം ഷാറുഖ് പൊതുവേദിയിൽ എത്തുന്നത് ആദ്യമാണ്. ഇതിനിടെ ഷാരൂഖിന്റെ വസതിയായ മന്നത്തിൽ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ റെയ്ഡ് നടത്തിയിരുന്നു. ജയിലിൽ നിന്നും ഷാറൂഖ് വീട്ടിലെത്തി തൊട്ടുപിന്നാലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥർ മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് നടിയും ആര്യൻ ഖാൻ്റെ സുഹൃത്തുമായ അനന്യ പാണ്ഡയുടെ വീട്ടിലും എൻസിബി റെയ്ഡ് നടത്തി. Marakkar ഇതുപോലൊരു സിനിമ ചെയ്യാൻ മലയാളത്തിൽ വേറെയാർക്ക് സാധിക്കും മരക്കാറി'നെ കുറിച്ച് ബാദുഷ kaaval ആ ഡയലോഗ് കൂടിയുണ്ടായിരുന്നേൽ 100 കോടി ക്ലബിൽ കേറിയേനെ കാവലിനെ കുറിച്ച് സുരേഷ് ഗോപി Jacqueline Fernandez സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് Marakkar മരക്കാറിനെ സമീപിയ്‌ക്കേണ്ടത് ആരോടെങ്കിലുമുള്ള വൈര നിര്യാതന ബുദ്ധിയോടെയല്ല; സഹനിർമാതാവ് Ramesh Pisharody വീണ്ടും സംവിധായകന്റെ കുപ്പായം ഗാനഗന്ധർവന്' ശേഷം അടുത്ത ചിത്രവുമായി രമേശ് പിഷാരടി Bhamaa മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാമ; ആശംസയുമായി ആരാധകരും Suicide നായരമ്പലത്തെ വീട്ടമ്മയുടെ ആത്മഹത്യ; അയല്‍വാസി ശല്ല്യപ്പെടുത്തിയതിന് തെളിവ്, അറസ്റ്റ് Accident യുഎഇയില്‍ മരുഭൂമിയില്‍ കാര്‍ മറിഞ്ഞ് അപകടം; ഗുരുതര പരിക്കേറ്റ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി Walayar girls വാളയാർ കേസിൽ സിബിഐയുടെ ഡമ്മി പരീക്ഷണം Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ സാങ്കേതിക പദങ്ങള്‍ സിനിമ വര്‍ഷം തിരിച്ച് സംവിധായകരുടെ പട്ടിക കഥാകൃത്തുകളുടെ പട്ടിക തിരക്കഥാകൃത്തുകളുടെ പട്ടിക നടന്മാരുടെ പട്ടിക ഫോര്‍മുല വണ്‍ ലോകോത്തര വേഗതയുമായി ദുബായ്‌ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീം അബുദാബി ലോക റിക്കോര്‍ഡ്‌ തകര്‍ത്തിട്ടും മല്‍സരം വിജയിക്കാനാവാത്ത ദൌര്ഭാഗ്യമായിരുന്നു ഈ കഴിഞ്ഞ ദിവസം അബുദാബി യാസ് മറീന സര്‍ക്യൂട്ടില്‍ നടന്ന 2011 എഫ് വണ്‍ ഇന്‍ സ്ക്കൂള്‍സ് യു. എ. ഇ. ദേശീയ ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തില്‍ പങ്കെടുത്ത ദുബായ്‌ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ ടീമിന്. ലോക റിക്കോര്‍ഡ്‌ തകര്‍ത്ത ഇന്ത്യന്‍ ഹൈസ്ക്കൂളിന്റെ കാര്‍ കേവലം സാങ്കേതികമായ കാരണം പറഞ്ഞാണ് ലോക റിക്കോര്‍ഡ്‌ തകര്ത്തിട്ടും തങ്ങള്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കാതെ പോയത്‌. മത്സരത്തിലെ പ്രകടനത്തിന് പുറമേ രൂപകല്‍പ്പന, അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ക്ക്‌ ലഭിക്കുന്ന മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് മല്‍സര വിജയിയെ പ്രഖ്യാപിക്കുന്നത്. ഇത്തരം ഒരു റിപ്പോര്‍ട്ട് അധികൃതര്‍ അവസാന ഘട്ടത്തില്‍ നിര്‍ദ്ദേശിച്ച രൂപകല്‍പ്പനയിലെ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമയ പരിധിക്കുള്ളില്‍ സമര്‍പ്പിച്ചില്ല എന്ന കാരണത്താലാണ് ഇവരുടെ ടീമിന് പോയന്റുകളില്‍ കുറവ് വന്നതും ലോക റിക്കോര്‍ഡ്‌ തന്നെ ഭേദിച്ചിട്ടും മല്‍സരത്തില്‍ മൂന്നാം സ്ഥാനം മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും. മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും മറ്റ് രണ്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം തങ്ങളുടെ ടീമിന് തന്നെ ലഭിച്ചു എന്ന് ശ്രീകാന്ത്‌ പറഞ്ഞു. മികച്ച ടീം ഐഡന്റിറ്റി, മികച്ച ടീം ഡിസ്പ്ലേ എന്നിവയ്ക്കാണ് ഇവര്‍ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചത്. ഫോര്‍മുലാ വണ്‍ കാറിന്റെ ചെറു മാതൃക മരത്തില്‍ നിര്‍മ്മിച്ച് അതിനു പുറകില്‍ ഘടിപ്പിച്ച വാതക സിലിണ്ടറിലെ അതിമര്‍ദ്ദത്തിലുള്ള വാതകം തുറന്നു വിടുമ്പോള്‍ കാര്‍ മുന്നോട്ട് കുതിക്കും. ഇങ്ങനെയാണ് ഫോര്‍മുലാ വണ്‍ ഇന്‍ സ്ക്കൂള്‍സ് മല്‍സരം നടത്തുന്നത്. ഫിസിക്സും എയറോ ഡൈനാമിക്സും എല്ലാം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറില്‍ കാറിന്റെ രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍ കുട്ടികള്‍ മത്സരത്തിന്റെ ഓരോ ഘട്ടത്തിലും തങ്ങളുടെ കഴിവുകള്‍ തെളിയിക്കുന്നു. തങ്ങളുടെ കാറിന് മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ചിലവും, അതിനുള്ള സ്പോണ്സര്‍മാരെ കണ്ടെത്തലും ബിസിനസ് പ്ലാന്‍ ഉണ്ടാക്കലും, പരസ്യം ചെയ്യലും, വിപണനവും എല്ലാം കുട്ടികള്‍ തന്നെയാണ് ചെയ്യുന്നത്. ജഡ്ജിമാരുടെ മുന്നില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ ഇവര്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു സെക്കണ്ട് എന്ന സമയ പരിധി ലംഘിച്ച് പ്രശസ്തമായ ബെര്‍ണി എക്കിള്‍സ്റ്റോണ്‍ ട്രോഫി കരസ്ഥമാക്കുക എന്ന പരമമായ ലക്ഷ്യമാണ് ഇനി തങ്ങളുടെ മുന്നില്‍ എന്ന് ശ്രീകാന്ത്‌ പറയുന്നു. ദുബായില്‍ എന്ജിനിയറായ കായംകുളം സ്വദേശി മോഹന്‍ കുമാര്‍, ബിന്ദു ദമ്പതിമാരുടെ മകനാണ് ശ്രീകാന്ത്‌. സമാജം ‘വേനൽ പ്പറവകൾ’ ഓണ്‍ ലൈനില്‍ നിർദ്ധനരായ കായിക പ്രതിഭ കൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍ സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര ബ്ലൂസ്റ്റാർ കലാ സാഹിത്യ മേള ഫെബ്രു വരി രണ്ടിന് ഖോർഫക്കാൻ ബീച്ചിൽ ‘ഫിറ്റ്നസ്സ് ചലഞ്ച് 30 – 30’ വെള്ളിയാഴ്ച ആരോഗ്യ സംരക്ഷണം അബുദാബി യില്‍ ശില്പ ശാല കായിക താര ങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ വരവേല്‍പ്പ് നല്‍കി വിദ്യാര്‍ത്ഥി സുരക്ഷ സ്കൂള്‍ ബസ്സു കളില്‍ നിന്നും മറ്റു വാഹനങ്ങള്‍ അകലം പാലിക്കുക അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ? ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക. താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക! « നസീര്‍ കടിക്കാടിന്റെ കാ കാ പ്രകാശനം ചെയ്യുന്നു « മലയാളി സമാജം പുതിയ കെട്ടിട ത്തില്‍ പ്രവര്‍ത്തനം തുടങ്ങി പി. സി. ആര്‍. ടെസ്റ്റ് അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍ രചനാ മല്‍സരം സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ. ഇനി മാസ്ക് വേണ്ട കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ നബിദിനം സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി പാചക മത്സരം ഒക്ടോബർ 29 ന് സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു. സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ് വേള്‍ഡ് എക്സ്പോ ലോകം ഇനി ദുബായില്‍ ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക് കൊച്ചി: ഫെഡറല്‍ ബാങ്കിനെ ഇന്ത്യയിലെ ഏറ്റവും മികച്ച 50 തൊഴിലിടങ്ങളില്‍ ഒന്നായി ‘ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തു. വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവര്‍ത്തിത്വം എന്നീ അഞ്ചു മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ബാങ്കിന് ഈ നേട്ടം ലഭ്യമായത്. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവര്‍ത്തന Read more » Mofia മോഫിയയുടെ ആത്മഹത്യ; സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു; FIR Black Raisins മുടി കൊഴിച്ചിൽ കുറയ്ക്കാം, വിളർച്ചയെ പ്രതിരോധിക്കാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ Cannabis Seized കാറിന്റെ ഡോറിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 65 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് കല്ലൂർ അപ്പാട് വീട്ടിൽ സാവിത്രിയുടെയും കെ.ടി. കുട്ടിരാമൻനമ്പീശന്റെയും മകനാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ നിന്ന് ഒന്നാംറാങ്കോടെ ഗാനഭൂഷണം പാസായി. ശെമ്മാങ്കുടിയുടെ ശിഷ്യരിലൊരാളാണ്. ഡൽഹിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനുകീഴിലുള്ള സോങ് ആൻഡ് ഡ്രാമ ഡിവിഷനിലും ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായും ജോലി ജോലിചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കേരളത്തിന്റെ തനത് സംഗീതശൈലികളെക്കുറിച്ചും നിരവധി ആധികാരികഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ആകാശവാണി ഡൽഹി നിലയത്തിൽ സീനിയർ ആർട്ടിസ്റ്റായിരുന്നു.[1] 'ദക്ഷിണേന്ത്യൻ സംഗീതം അഞ്ച് വോള്യം ) 1994ലെ കേരള സംഗീത നാടക അക്കാദമി അവാർഡ് യുവതിയെ ഉപയോഗിച്ച് എന്ജിനീയറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു ജയിലിലായ മുന്‍ പ്രവാസി യുവതിയെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്തു – Pravasi Corner യുവതിയെ ഉപയോഗിച്ച് എന്ജിനീയറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു ജയിലിലായ മുന്‍ പ്രവാസി യുവതിയെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്തു യുവതിയെ ഉപയോഗിച്ച് എന്ജിനീയറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു ജയിലിലായ മുന്‍ പ്രവാസി യുവതിയെ കൊലപാതക കേസിലും പോലീസ് അറസ്റ്റ് ചെയ്തു തേന്‍ കെണിയിലൂടെ യുവാവിനെ മര്‍ദ്ദിച്ചു പണം കവർന്ന കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി സ്വദേശിനി റാണി നസീമയെന്ന പള്ളിത്തൊടി നസീമയെ (30) കൊലപാതക കേസിലും അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുൻപു സുഹൃത്തായ യുവതിയെ ഉപയോഗിച്ച് തലശേരി സ്വദേശിയെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍ വിളിച്ചു വരുത്തി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചു പണം തട്ടിയ കേസിലെ പ്രതിയായ നസീമ തൃശ്ശൂരിലെ ജയിലിലാണ്. തിരുവനന്തപുരം കൊലപാതക അന്വേഷണത്തിനിടെ സീമയുടെ നിര്‍ദ്ദേശ പ്രകാരം കൊല നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളെ തിരുവനന്തപുരത്ത് വെച്ച് പോലീസ് പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയായിരുന്നു കൊടുങ്ങല്ലൂരില്‍ തേന്‍ കെണി കേസില്‍ നസീമ അറസ്റ്റിലാകുന്നത്. കൊടുങ്ങല്ലൂര്‍ കേസില്‍ നസീമയെ കൂടാതെ രണ്ടാം ഭര്‍ത്താവ് ആക്ബര്‍ ഷാ, തൃശൂര്‍ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍പ് കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി രഞ്ജു കൃഷ്ണയെ (29) വധിച്ച കേസിലാണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലില്‍ ആയിരുന്നു കൊലപാതകം. തിരുവനന്തപുരത്തു ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു. രഞ്ജു കൃഷ്ണയെ വധിച്ചത്. സിനിമാമേഖലയില്‍ ജോലി ചെയ്തിരുന്ന രഞ്ജു കൃഷ്ണ നസീമയോടൊപ്പം തിരുവനന്തപുരത്തു താമസിച്ചു വരുന്ന സമയത്തായിരുന്നു കൊലപാതകം. ഇതിനിടെ നസീമയുടെ മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലെ വൈരാഗ്യമാണു കൊല നടത്താന്‍ കാരണം. മകളെ പീഡിപ്പിച്ചതിന് നസീമ കൊടുത്ത പരാതിയില്‍ രഞ്ജു കൃഷ്ണയെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. പോക്സോ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ രഞ്ജു കൃഷ്ണ പകരം വീട്ടുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രഞ്ജുവിനെ ഭീഷണിപ്പെടുത്തുവാനായിരുന്നത്രെ ക്വട്ടേഷന്‍. എന്നാല്‍ മര്‍ദ്ദനത്തിനിടെ രഞ്ജു കൃഷ്ണ മരിച്ചതോടെ കര്‍ണാടകയിലെ വിരാജ്പേട്ടയില്‍ മലയടിവാരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ വെച്ച് കണ്ണൂര്‍ സ്വദേശിയായ എന്ജിനീയരെ മറ്റൊരു യുവതിയെ ഉപയോഗിച്ച് തേന്‍ കെണിയില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് നസീമ പോലീസ് പിടിയിലാകുന്നത്. നാലുവര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂര്‍ക്കാരി സസീമയെ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ പരിചയപ്പെടുന്നത്. അതിന് ശേഷം നസീമയുടെ സുഹൃത്ത്‌ ഷമീനയുടെ ഫോട്ടോ കാണിച്ച് എന്ജിനീയരെ നസീമ കൊടുങ്ങല്ലൂര്‍ക്ക് വിളിച്ച് വരുത്തുകയായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂരെത്തിയ നസീമയും ഷെമീനയും ചേര്‍ന്ന് ഫ്ളാറ്റിലേക്കു കൊണ്ട് പോയി ഗുണ്ടകളേ വരുത്തിച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. സദാചാര സംരക്ഷകര്‍ ചമഞ്ഞ സംഘം മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയുമെടുത്തു. പഴ്സിലുണ്ടായിരുന്ന 35,000 രൂപയും സംഘം തട്ടിയെടുത്തു. എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്കൌണ്ടില്‍ പണമില്ലാതിരുന്നതിനാല്‍ എന്‍ജിനീയറെ സംഘം തിരിച്ചെത്തി വീണ്ടും മർദിച്ചു. ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ എന്‍ജിനീയര്‍ ശ്രമിച്ചപ്പോഴും മര്‍ദ്ദനം തുടര്‍ന്നു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിക്കുകയായിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പണം കൊടുക്കാമെന്നു സമ്മതിച്ചു ഫ്ളാറ്റില്‍ നിന്നും പുറത്തിറങ്ങിയ എന്‍ജിനീയര്‍ നേരെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നസീമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് വര്‍ഷമായി ഖത്തറിലും ബഹറിനിലും മാറി മാറി ജോലി ചെയ്തിരുന്ന നസീമ അവിടെ വെച്ചാണ് അക്ബര്‍ഷായേയും ഷേമീനയെയും പരിചയപ്പെടുന്നത്. നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍ നിന്നും ഇറക്കിയത് അക്ബര്‍ഷാ ആയിരുന്നു. ഖത്തറില്‍ ആജീവനാന്ത വിലക്ക് ലഭിച്ച നസീമ പിന്നീട് ബഹറിനിലേക്ക് പോകുകയായിരുന്നു. ഒരു മാസം മുന്‍പാണ് നസീമയും അക്ബര്‍ഷായും നാട്ടില്‍ തിരിച്ചെത്തി കൊടുങ്ങല്ലൂരില്‍ ഫ്ലാറ്റ് വാടകക്കെടുത്ത്‌ താമസം തുടങ്ങുന്നത്. കുവൈറ്റില്‍ ആരോഗ്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഊര്‍ജ്ജിതമാക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയവരുടെ നിയമനങ്ങള്‍ റദ്ദാക്കും. ഇത് വരെ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കും. വിദേശത്ത് വിവാഹം നടത്തി ഭാര്യമാരെ ഉപേക്ഷിച്ച ഏഴ് ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്. ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്. യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി. ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി. ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം. താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല. മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്. നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്. പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക. നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ. അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം. പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു. സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്? അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി. സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക? പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക. ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും. നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ തന്മയത്വം ഉള്ള അഭിനയ ശൈലി കൊണ്ട് ആളുകളുടെ ഹൃദയത്തിൽ എത്തി ഇടം നേടിയ കലാകാരിയായിരുന്നു ലെന. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ലെന. മികച്ച നടിയുടെ പ്രത്യേകതകൾ തന്നെയാണ് പലപ്പോഴും ലെനയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ അഭിനയിക്കുക എന്നതായിരുന്നു ലെനയുടെ കഴിവ് ആയി ആളുകൾ കണ്ടുവരുന്നത്. ഏതു കഥാപാത്രവും ലെനയുടെ കയ്യിൽ ഭദ്രമാണെന്ന് ആളുകൾക്ക് ഉറപ്പാണ്. ഏത് സ്വഭാവ വേഷങ്ങളിലും തിളങ്ങുന്ന ഒരു നടി കൂടിയാണ് ലെന. 1998 ഇൽ ഇറങ്ങിയ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രമായിരുന്നു ലെന ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളുടെ സ്ഥിരം നായികയായി ലെന മാറി. കരുണം, ശാന്തം എന്നിവയിലൊക്കെ ലേന സാന്നിധ്യമായി. പിന്നീട് സുരേഷ് ഗോപിയും ഒരുമിച്ച് ചിത്രമായ രണ്ടാംഭാവത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്തുകൊണ്ട് ലെന ഹിറ്റ് ആവുകയായിരുന്നു. പിന്നീട് അഭിനയം ഒക്കെ നിർത്തി കുറച്ചുകാലം ക്ലിനിക്കൽ സൈക്കോളജി പഠിക്കുവാൻ മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. പഠനമൊക്കെ കഴിഞ്ഞ് അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കൂട്ട് എന്ന ഒരു ക്യാമ്പസ് ചിത്രത്തിൽ നായികയെ തേടിയെത്തുന്നത്. അതിൽ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ലഭിക്കുന്ന കഥാപാത്രം വില്ലത്തി ആയാലും സ്വഭാവ നടിയാണെങ്കിലും അത് മികച്ച രീതിയിലാണ് ലെന ചെയ്യുകയും ചെയ്യുന്നത്. എല്ലാ കഥാപാത്രത്തിനും തന്റെതായ ഒരു ഭാവം നൽകുവാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾതന്നെ ജീവിതത്തിൽ ഒരു മികച്ച തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഒരു കുറിപ്പിലൂടെ ആയിരുന്നു ലെന പറഞ്ഞിരുന്നത്. അന്ന് തന്നെ ജീവിതത്തിലെ നിർണായകമായ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. നിങ്ങളുടെ ജീവിതം മികച്ചതാക്കി മാറ്റിയ ഒരു തീരുമാനം എന്താണെന്ന് പറയൂ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ലെന കുറിച്ചിരുന്നത്. രണ്ടാഭാവം എന്ന ചിത്രം കഴിഞ്ഞതിനു ശേഷം പിന്നീട് പഠനത്തിന് പോകുവാനുള്ള തന്റെ തീരുമാനം തന്റെ ജീവിതത്തെ തന്നെ മാറ്റുന്ന ഒന്നായിരുന്നു എന്നാണ് എന്ന് ലെന പറയുന്നത്. അതിനാലാണ് തന്റെ ജീവിതം എല്ലാവിധത്തിലും മികച്ചത് എന്ന് പറയുന്നുണ്ട്. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലെ കഥാപാത്രം ലെനയുടെ അഭിനയജീവിതത്തിൽ വലിയ സാധ്യതകൾ കൊണ്ടുവന്ന ഒരു കഥാപാത്രമായിരുന്നു. അതുപോലെതന്നെ നായികയായിഅഭിനയിച്ച കൂട്ട് എന്ന സിനിമയ്ക്ക് ശേഷം ആയിരുന്നു ലെന വിവാഹിതയാകുന്നത്. ചെറുപ്പകാലം മുതലേ സൗഹൃദം സൂക്ഷിച്ചിരുന്ന അഭിലാഷ് കുമാറിനെയായിരുന്നു താരം വിവാഹം ചെയ്തിരുന്നത്. 2004 താരം വിവാഹിതയാവുകയും ചെയ്തിരുന്നു. പിന്നീട് വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നു. ഓമനത്തിങ്കൽ പക്ഷി, ഓഹരി, അരനാഴികനേരം, വിളക്ക് എന്നിവയടക്കം പന്ത്രണ്ടോളം സീരിയലുകളിലും വേഷമിട്ടു. അഭിനേതാക്കള്‍ ബാബു ആന്‍റണി,ഗീത,റഷീദ് ഉമ്മർ ,ഷമ്മി തിലകൻ ,ഇന്ദ്രൻസ്,പ്രേംകുമാര്‍ ,ബൈജു സന്തോഷ് ,ടോണി,ഭീമൻ‌രഘു,വിക്രം,പി സി ജോർജ്,റിസബാവ,അബു സലിം,സാബ് ജോണ്‍,ബാബുരാജ്,കോഴിക്കോട് നാരായണൻ നായർ,എസ് എൻ സ്വാമി,അഞ്ജു (ബേബി അഞ്ജു) രാവിലെ നോൺ വെജ് കഴിക്കാറില്ല. എങ്കിലും സ്വഗ്ഗിയിൽ പെറോട്ടയും ബീഫും കണ്ടപ്പോൾ ഒന്ന് നിന്നു. പക്ഷേ കടയുടെ പേര് കണ്ടപ്പോൾ ആദ്യം ഒന്ന് വിട്ട് പിടിച്ചതാണ്. കാരണം ആരും അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാലും ആ പെറോട്ടയും ബീഫും. ങാ വരുന്നിടത്ത് വച്ച് കാണാം. രണ്ടും കല്പിച്ചങ്ങ് ഓർഡർ കൊടുത്തു. സംഭവം മുന്നിലെത്തി. ഫോട്ടോ സെഷനായി. ബീഫിൻറേയും പെറോട്ടയുടേയും കിടപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായി, രണ്ടും പുലികൾ തന്നെ. വായില് വെള്ളം നിറഞ്ഞു. ചടേ പടേന്ന് ഫോട്ടേം എടുത്ത്, പിന്നെ കളം നിറഞ്ഞൊരു പോരാട്ടമായിരുന്നു. പ്രതീക്ഷകൾ തെറ്റിയില്ല. ആ സ്വയമ്പൻ ബീഫിൻ്റെ അരപ്പും കഷ്ണങ്ങളും ആ പെറോട്ടയിലോട്ടങ്ങ് കേറ്റി നിറച്ചങ്ങോട്ട് ഒരു പിടി പിടിക്കണം. നൊട്ടി നൊണഞ്ഞങ്ങ് തീരുന്നത് അറിയില്ല. ഇത് വാഴയില നാടൻ ഫുഡ്സ്. ബ്രാഞ്ചുകൾ – മുറിഞ്ഞപാലം ജി.ജി ഹോസ്പിറ്റലിന് സമീപം (മുറിഞ്ഞപാലത്ത് നിന്ന് കുമാരപുരം പോകുന്ന വഴി ഇടത് വശത്ത് ബിഗ് ബസാർ പട്ടത്തിന് എതിർവശം. ശ്രീ ജിക്സണിൻ്റെ ഈ സംരംഭം 2019 ഡിസംബർ 4 മുതൽ മുറിഞ്ഞപാലത്ത് പ്രവർത്തിച്ചു തുടങ്ങി. ഇടയ്ക്ക് ലോക്ക്ഡൗൺ തരംഗത്തിൽ മൗനവലംബിച്ചിരിക്കുകയായിരുന്നു. ജൂൺ 17 മുതൽ വീണ്ടും സs കുടഞ്ഞെഴുന്നേറ്റു. ബീഫും പെറോട്ടയും മാത്രമല്ല പോത്തും, ചിക്കനും നെയ്ച്ചോറും വടകളും ചിക്കൻ സമോസയും ഇലയടയും പഴം പൊരിയും (നമ്മുടെ വാഴയ്ക്കപ്പം തന്നെ) പഴം പൊരി ബീഫും, ബീഫ് ലിവർ ഫ്രൈയും, ഇടിയപ്പം, പുട്ട്, അപ്പം, മുട്ടക്കറി, കടലക്കറി, തലക്കറി ഉൾപ്പെടെയുള്ള മീൻ വിഭവങ്ങൾ (വിഴിഞ്ഞത്ത് നിന്നാണ് മീൻ കൊണ്ട് വരുന്നത് ഊണ്,പൊതിച്ചോറ്, മരിച്ചീനി, ചിക്കൻ – ബീഫ് – ഫിഷ് – മട്ടൺ ബിരിയാണികൾ, കപ്പ ബിരിയാണികൾ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി, തട്ട് ദോശ, ഗീ റോസ്റ്റ്. ഓണസമയത്ത് സദ്യ, പാൽ പായസം, അട പ്രഥമൻ, കടല പായസം, പഴം പായസം, മത്തങ്ങ പായസം മുതലായവ ലഭ്യമാണ്. പട്ടത്തെ ഭക്ഷണയിടത്തിൽ മുകളിൽ പറഞ്ഞത് കൂടാതെ ചിക്കൻ പൊള്ളിച്ചത്, അൽഫാം, ഷവർമമ. വൈകുന്നേരങ്ങളിൽ ചൈനീസ് വിഭവങ്ങളും ലഭ്യമാണ്. കോട്ടയം സ്റ്റൈൽ മസാലയാണ് വിഭവങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. വിശദമായ വിലവിവരപ്പട്ടിക ഇതോടൊപ്പം കാണാവുന്നതാണ്. ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ… എനിക്കും പണികിട്ടി മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,… മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്… അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള… 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’ എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി… പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്… അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന… എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട് ‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ… ഒരു ആരോഗ്യമന്ത്രിക്ക് ഡോക്ടര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍ പഴംപൊരി (ചൂടോടെ ഒന്ന് വീതം മൂന്നു നേരം പരിപ്പുവട, കട്ടന്‍ ചായയോടൊപ്പം കുറെ മലയാളം ബുലോഗുകള്‍ വായിച്ചപ്പോള്‍ എന്തെങ്കിലൊമൊക്കെ എഴുതണമെന്നു തോന്നി..സ്വാഭാവികമായും അന്തസ്സുള്ള ഒരു മലയാളിയാണെങ്കില്‍ ഒരുത്തന്‍ നന്ന ഞാന്‍ ഒരു കഥാകാരനൊ, കവിയോ, തത്വചിന്തകനൊ അല്ല. പിന്നെ എന്റെ അഭിപ്രായങ്ങളും ഓര്‍മ്മകളും എനിക്കു തോന്നുന്ന പോലെ എഴുതുന്നു. ഒഴിവുസമയങ്ങളില്‍ കോറിയിടുന്ന, ചലിക്കുന്നതും, ചലിക്കാത്തതുമായ വരകള്‍ പോസ്റ്റുന്നു. ശബരിമല: ശബരിമലയിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശി എൻ പരമേശ്വരൻ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ്, വർമ്മ എന്നിവർ ചേർന്നാണ് ശബരിമല മേൽശാന്തിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം മനോജ്, ഹൈക്കോടതി നിരീക്ഷകൻ എൻ ഭാസ്‌കരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ശബരിമല മേഖലയിൽ ഇന്നും ശക്തമായ മഴ തുടരുന്നതിനാൽ. ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീർഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ മല ചവിട്ടിയ തീർത്ഥാടകർക്ക് ദേവസ്യം ബോർഡ് ദർശനാനുമതി നൽകും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ ഇനി അനുവദിക്കില്ലന്നും അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ എത്തിയവരെ മടക്കി അയക്കാനാണ് തീരുമാനം. നിലയ്ക്കലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നവർക്കായി ഇടത്താവളം ഒരുക്കി നൽകുമെന്നും ദേവസ്വം അറിയിച്ചു. കനത്ത മഴയിൽ താങ്ങായി വീണ്ടും മൽസ്യത്തൊഴിലാളികൾ; സംഘം ഏഴ് വള്ളങ്ങളിലായി പുലർച്ചെ പത്തനംതിട്ടയിലെത്തി കൊക്കയാറിലും തിരച്ചിൽ ആരംഭിച്ചു; കുട്ടികളടക്കം കാണാതായത് എട്ട് പേർ; തിരച്ചിലിന് നേതൃത്വം നൽകി ഫയർ ഫോഴ്സ് ‘എന്റെ വാക്കുകളെ പേടി..നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ’; ഫേസ്ബുക്ക് പോസ്റ്റ് റിപ്പോർട്ട് അടിച്ച് കളയാൻ ശ്രമമെന്ന് ബിനീഷ് കോടിയേരി; തനിക്ക് പറയാനുള്ളത് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കുറിപ്പ് നവജാത ശിശുവിന് ദമ്പതികൾ നൽകിയ പേര് ‘ബോർഡർ’ അസാധാരണമായ പേരിന് പിന്നിലെ രസകരമായ കാരണം ഇങ്ങനെ.. ഇടുക്കി ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കും; മൂന്നാം ഷട്ടർ ഉയർത്തുന്നത് 40 സെന്‍റീ മീറ്റർ മുതൽ 150 സെന്‍റീമീറ്റർ വരെ ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 12654 ഘനയടി വെള്ളം; വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിനെ ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 12654 ഘനയടി വെള്ളം; വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിനെ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ പബ്ലിക്കേഷൻ ഓഫീസറുടെ അനധികൃത നിയമനത്തിൽ നടപടി സ്വീകരിച്ചു. സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നെ ഒരു വിഭാഗം വിദ്യാർഥികൾ പരാതി നൽകിയിരുന്നു.… കാലടി സർവകലാശാലയിൽ നിന്നും കാണാതായ ഉത്തര പേപ്പറുകൾ കണ്ടെത്തി; ഇനി അറിയേണ്ടത് അതെങ്ങനെ അവിടെയെത്തിയെന്ന് കാലടി: സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. വിവാദങ്ങൾ തുടരുന്നതിനിടെ കാലടി സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നാണ് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. ഈ വിഷയം… കാലടി സർവ്വകലാശാലയിൽ നിന്ന് ഉത്തര പേപ്പറുകൾ കാണാതായിട്ട് പത്ത് ദിവസം; പരിഹാരം കണ്ടെത്താതെ അധികൃതർ; ആശങ്കയിൽ വിദ്യാർത്ഥികൾ തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് പി.ജി സംസ്‌കൃത സാഹിത്യത്തിലെ പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിന് തടസമാകുമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.… കാലടി ശ്രീശങ്കര കോളജില്‍ പരുപാടിക്കിടയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു കൊച്ചി: കാലടി ശ്രീശങ്കര കോളജില്‍ മാഗസിന്‍ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പൂര്‍വവിദ്യാര്‍ഥിയായ അമല്‍ ശിവല്‍ (24) എന്ന യുവാവിനാണ് കുത്തേറ്റത്.… കാലടി സംസ്‌കൃത സർവകലാശാല സോഷ്യോളജി വിഭാഗത്തിലും അനധികൃത നിയമനമെന്ന് പരാതി കാലടി സംസ്‌കൃത സർവകലാശാല സോഷ്യോളജി വിഭാഗത്തിലും അനധികൃത നിയമനമെന്ന് പരാതി. അപേക്ഷിക്കുന്ന സമയത്ത് പി.എച്ച്.ഡി ഇല്ലാതിരുന്ന ഉദ്യോഗാർഥിക്ക് അധ്യാപക നിയമനം ലഭിച്ചുവെന്നാണ് ആരോപണം. പി.എച്ച്.ഡിക്ക് 30 മാർക്ക്… കാലടി സര്‍വകലാശാല; വി സിക്കെതിരെ പരാതി നല്‍കിയ വകുപ്പ് അധ്യക്ഷനെതിരെ അച്ചടക്ക നടപടി കൊച്ചി: കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയ സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി ഡോ. പി വി നാരായണനു എതിരെ അച്ചടക്ക നടപടി. വകുപ്പ് മേധാവി… കാലടി സര്‍വ്വകാലശാലയില്‍ ഇടതു സംഘടനാ നേതാവിനെ നിയമിക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നീക്കം, നിഷേധിച്ച് വിസി കൊച്ചി: നിയമനങ്ങള്‍ വിവാദമായിരിക്കെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഇടതു സംഘടനാ നേതാവിനെ നിയമിക്കാന്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടത്തിയ നീക്കം പുറത്ത്.നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിനു പിന്നാലെയാണ്… നിനിത കണിച്ചേരിയെ നിയമിച്ചതിൽ വിസി ഗവണര്‍ക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത് കാലടി സര്‍വ്വകലാശാലയിൽ അസി. പ്രൊഫസര്‍ ആയി നിനിത കണിച്ചേരിയെ നിയമിച്ചതിൽ കാലടി വൈസ് ചാൻസിലർ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാർക്കിന്‍റ… അധ്യാപക നിയമന വിവാദങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് വൈസ് ചാന്‍സലര്‍ ധര്‍മരാജ് കൊച്ചി: അധ്യാപക നിയമന വിവാദങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. യുജിസി നിയമത്തില്‍ ഒരു ഉദ്യാഗാര്‍ത്ഥിക്ക് വേണ്ടിയും തിരുത്തല്‍ വരുത്തുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന്… കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം, സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ കത്ത് പുറത്ത് കൊച്ചി:എംബി രാജേഷിന്റെ ഭാര്യ നിനതയ്ക്ക് നിയമനം നല്‍കിയതിന് പിന്നാലെ കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമനവിവാദം. പാര്‍ട്ടി സഹയാത്രികയ്ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി… നവജാത ശിശുവിന് ദമ്പതികൾ നൽകിയ പേര് ‘ബോർഡർ’ അസാധാരണമായ പേരിന് പിന്നിലെ രസകരമായ കാരണം ഇങ്ങനെ.. ഇടുക്കി ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കും; മൂന്നാം ഷട്ടർ ഉയർത്തുന്നത് 40 സെന്‍റീ മീറ്റർ മുതൽ 150 സെന്‍റീമീറ്റർ വരെ ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു ‘എന്റെ വാക്കുകളെ പേടി..നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ’; ഫേസ്ബുക്ക് പോസ്റ്റ് റിപ്പോർട്ട് അടിച്ച് കളയാൻ ശ്രമമെന്ന് ബിനീഷ് കോടിയേരി; തനിക്ക് പറയാനുള്ളത് താൻ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കുറിപ്പ് നവജാത ശിശുവിന് ദമ്പതികൾ നൽകിയ പേര് ‘ബോർഡർ’ അസാധാരണമായ പേരിന് പിന്നിലെ രസകരമായ കാരണം ഇങ്ങനെ.. ഇടുക്കി ഡാം നാളെ രാവിലെ ആറ് മണിക്ക് തുറക്കും; മൂന്നാം ഷട്ടർ ഉയർത്തുന്നത് 40 സെന്‍റീ മീറ്റർ മുതൽ 150 സെന്‍റീമീറ്റർ വരെ ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം അരീക്കോട് രണ്ട് കിലോമീറ്ററിനുള്ളില്‍ അഞ്ച് ഡോക്ടര്‍മാര്‍, അഞ്ച് പേരും പഠിച്ചത് മലയാളം മീഡിയത്തില്‍ ഒരുമിച്ച് പഠിച്ചവര്‍. മലപ്പുറത്തിന്റെ പുതുതലമുറയുടെ നേര്‍ചിത്രമാവുകയാണ് ഊര്‍ങ്ങാട്ടിരി മൈത്രയിലെ ഈ കുട്ടി ഡോക്ടര്‍മാര്‍. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2010 ബാച്ചിലെ കൂട്ടുകാരാണ് ഒരുമിച്ച് ഡോക്ടര്‍മാരായി വന്നിരിക്കുന്നത്. ഉണ്ണിമുറ സ്വദേശികളായ പി മുഹമ്മദ് ഫായിസ്, എസ് സുബിന്‍, പി ആര്യ, ആലിന്‍ചുവട് സ്വദേശി ഇപി ആസിഫ്, കുത്തുപറമ്പിലെ യു സഫ്‌വാന്‍ എന്നിവരാണ് ഡോക്ടര്‍മാരായി തീര്‍ന്നത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യസര്‍വകലാശായുടെ ഫൈനല്‍ എംബിബിഎസ് ഫലം വന്നത്. സംസ്ഥാന എന്‍ട്രന്‍സില്‍ 42-ാം റാങ്കോടെ വിജയിച്ച ഫായിസ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണു പഠിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലാണു സുബിന്റെ പഠനം. ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ആര്യയുടെ വൈദ്യപഠനം. തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയാണ് ആസിഫ്. തിരുവനന്തപുരം ഉത്രാടം തിരുനാള്‍ മെഡിക്കല്‍ കോളജിലാണു സഫ്‌വാന്‍ പഠനം പൂര്‍ത്തിയാക്കിയത്. നാടിന്റെ ഡോക്ടര്‍മാര്‍ക്ക് നാട്ടുകാരും കുടുംബവും എന്നും പിന്തുണ നല്‍കാറുണ്ട്. പാറക്കല്‍ മുഹമ്മദ്കുട്ടിയുടെയും സല്‍മയുടെയും മകനാണു ഫായിസ്.മൂര്‍ക്കനാട് എസ്എസ് എച്ച്എസ്എസ് മുന്‍ അധ്യാപകന്‍ പി.പി.സുകുമാരന്റെയും ഉഗ്രപുരം എസ്എന്‍എം എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സത്യഭാമയുടെയും മകനാണു സുബിന്‍. പി.സോമസുന്ദരത്തിന്റെയും ഗീതയുടെയും മകളാണ് ആര്യ. ഏലിയാപറമ്പന്‍ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ് ആസിഫ്. ഉണ്ണിമുഹമ്മദും ആമിനയുമാണു സഫ്വാന്റെ പിന്തുണ. കലിക്കറ്റ് സര്‍വകലാശാല ടീമിനെ അനീറ്റ തോമസ് നയിക്കും ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കലിക്കറ്റ് സര്‍വകലാശാല ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അനീറ്റ തോമസ് നയിക്കും. 13 മുതല്‍ 16 വരെ ചെന്നൈ എസ്ആര്‍എം സര്‍വകലാശാല ക്യാമ്പസിലാണ് മത്സരം മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം കലിക്കറ്റ് സര്‍വകലാശാല ടീമിനെ അനീറ്റ തോമസ് നയിക്കും മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് Night drive വൈശാഖ് ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും, നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് Covid Vaccine വാക്സിനെടുക്കുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും സൗജന്യ മൊബൈൽ ഫോണും; എടുക്കാത്തവർക്ക് കർശന വിലക്കുകൾ ഹെലികോപ്റ്റർ അപകടം: വിലാപയാത്രയ്ക്കിടെ വാഹനാപകടം, പൊലീസുകാർക്ക് പരിക്ക് Shahida Kamal വിദ്യാഭ്യാസ യോഗ്യത ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച (Raping girlfriends daughter) യുവാവിന് കടുത്ത ശിക്ഷയുമായി കോടതി. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ(Pocso കോടതി ജീവപര്യന്തം തടവിനു മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പൊലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു പ്രതിക്കു ശിക്ഷ വിധിച്ചത്. സമാനമായ സംഭവത്തില്‍ പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്ത പിതാവിനെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൌൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തിട്ടുണ്ട്. പോക്സോ കേസ് വിദഗ്ധനായ പൊലീസുകാരന്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് റിട്ടയര്‍ഡ് എസ്ഐയും കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്. പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. Rape സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി അധ്യാപികമാര്‍; 9 പേര്‍ക്കെതിരെ കേസ് Rape അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ Murder ജോലി സ്ഥലത്തെ പക, സുഹൃത്തിനെ വിളിച്ചുവരുത്തി തലയറുത്ത് കൊന്നു, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ് Police Atrocities വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി രോഗം മൂര്‍ച്ഛിച്ചിട്ടും ആശുപത്രിയില്‍പോകാതെ ഭര്‍ത്താവിന്റെ മന്ത്രവാദം; മരിച്ച നൂര്‍ജഹാന്റെ ഇന്‍ക്വസ്റ്റ് ഇന്ന് Sanya Malhotra പര്‍പ്പിള്‍ നിറത്തിലുള്ള സാരിയിൽ മനോഹരിയായി സന്യ മല്‍ഹോത്ര; ചിത്രങ്ങൾ Sara Tendulkar മോഡലിങ്ങില്‍ അരങ്ങേറ്റം കുറിച്ച് സാറ ടെൻഡുൽക്കര്‍; ചിത്രങ്ങള്‍ വൈറല്‍ Night drive അന്ന ബെന്നും റോഷൻ മാത്യുവും, വൈശാഖിന്റെ 'നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ Kunjali Marakkar: ഉപ്പിലിട്ട് ഉണക്കി മുളങ്കമ്പില്‍ പ്രദര്‍ശിപ്പിച്ച വെറുമൊരു ശിരസ്സ് മാത്രമല്ല കുഞ്ഞാലി! അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത്‌ മുഖത്ത്‌ നല്ല ക്ഷീണവുമുണ്ട്‌ ചെറുതായിട്ട്‌ അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ എന്നും പറഞ്ഞ്‌ അവളൊരു മാറ്റ്‌ നിലത്തിട്ട്‌ കിടക്കാനുള്ള പുറപാടിലാണു.. അച്ചു :നിനക്കെന്തു പറ്റി ഒന്നുമില്ല ഇനി ഞാൻ ഇവിടെ കിടന്നോളാം ഞാൻ അശുദ്ധിയായി അന്ന് വരെ ആർത്തവം എന്നത്‌ കേട്ടറിവ്‌ മാത്രമായിരുന്നു കല്ല്യാണം കഴിഞ്ഞ്‌ ദിവസങ്ങളെ ആയിട്ടുള്ളു… ആദ്യമായിട്ടാണു ഒരു പെണ്ണിന്റെ ആർത്തവ സമയത്ത്‌ കൂടെയുണ്ടാകുന്നത്‌ … എടീ അച്ചു നിനോടാ പറഞ്ഞത്‌ കയറി കിടക്കാൻ ഇല്ല മനുവേട്ടാ നിങ്ങൾ ആണുങ്ങൾക്ക്‌ ഇതൊന്നും ഇഷ്ടപെടില്ല വെറുപ്പായിരിക്കും ഞാൻ ഒരാഴ്ച്ചത്തേക്ക്‌ നിലത്ത്‌ കിടന്നോളാം അവൾ പറഞ്ഞിട്ടൊന്നും കേൾക്കുന്നില്ല ഞാൻ പോയി അവളെ നിർബന്ധിച്ച്‌ കട്ടിലിൽ കയറ്റി കിടത്തി.. എടീ നിന്നോടാര പറഞ്ഞത്‌ ഈ സമയത്ത്‌ ആളുങ്ങൾക്ക്‌ വെറുപ്പായിരിക്കും ഇഷ്ടം കുറയും എന്നൊക്കെ എന്റെ ഒരു ഫ്രണ്ട്‌ പറഞ്ഞിട്ടുണ്ട്‌ “സ്നേഹ” ഞാൻ പറയാറില്ലെ അവൾടെ ഭർത്താവ്‌ ഈ സമയത്ത്‌ മുറിയിൽ പോലും കയറലില്ല അതുകൊണ്ട ഞാൻ മനപൂർവ്വം മാറി കിടക്കാൻ തീരുമാനിച്ചത്‌ എടീ വിഡ്ഡീ സ്നേഹയുടെ ഭർത്താവിനെ പോലയാണൊ നീ എല്ലാ ആണുങ്ങളെയും കണ്ടത്‌ ഭാര്യക്ക്‌ ഒരു ബുദ്ധിമുട്ട്‌ വരുംബോൾ ഒഴിഞ്ഞു മാറി പോകുന്നിടത്ത്‌ എവിടാടി സ്നേഹമുള്ളത്‌ അവനൊരു കഴുതയാ അവൾക്ക്‌ നല്ല വയർ വേദനയുണ്ട്‌ കണ്ണിൽ നിന്ന് വെള്ളം പൊടിയുന്നുണ്ട്‌ അവളെ കൂടെ ചേർത്ത്‌ കിടത്തി തലയിലൂടെ കൈവിരലോടിച്ച്‌ വേദന എന്റെ സാമിപ്യം കൊണ്ട്‌ അവൾ മറന്നിരുന്നു.. മനുവേട്ടാ … എന്റെ വയറ്റിന്ന് ഒരു പുകച്ചിലാ ആദ്യ ദിവസം വീട്ടില്ലായിരുന്നപ്പോൾ അമ്മയെ കെട്ടി പിടിച്ചാ ഞാൻ ഉറങ്ങാർ ആദ്യമായിട്ട്‌ ഞാനിന്ന് ഒറ്റപെട്ടു പോകുമെന്ന് കരുതി അങ്ങനെ എനിക്ക്‌ ഒറ്റപെടുത്താൻ പറ്റ്വോ എന്റെ അച്ചൂനെ നിനക്ക്‌ അമ്മക്ക്‌ പകരമല്ലെ ഇവിടെ ഞാനുള്ളത്‌ … അവൾക്ക്‌ പിന്നെം സംശയമായിരുന്നു സത്ത്യം പറ നിങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലല്ലോ ഇല്ല മോളെ ഇതൊക്കെ മനുഷ്യനു വരുന്ന കാര്യങ്ങളല്ലെ ആർത്തവം അശുദ്ധിയാണെങ്കിൽ അശുദ്ധിയുടെ നീർച്ചാലുകളിൽ നിന്നല്ലെ ഒരോ പുതു ജീവനും ഇവിടെ പിറന്നു വീഴുന്നത്‌ ലോകം മുഴുവൻ അശുദ്ധിയാവില്ലെ മണ്ടീ… നന്ദി മനുവേട്ടാ എനിക്ക്‌ തൃപ്തിയായി എനി ഞാൻ ഒരിക്കലും മാറി കിടക്കില്ല നിങ്ങളിതൊക്കെ ആ സ്നേഹയുടെ ഭർത്താവിനൊടും ഒന്നു പറഞ്ഞു കൊടുക്കണേ… Previous പ്രദേശവാസികളായ യുവാക്കള്‍ ഭാര്യയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് മൊബൈലില്‍ പകര്‍ത്തി കണ്ട് രസിക്കും, ഭാര്യാ സഹായത്തോടെ ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിക്കും, കോട്ടയത് പെണ്‍കുട്ടിയെ പീഡിപ്പി ച്ചകേസില്‍ പിടിയിലായ സിബിയുടെ വിചിത്ര രീതികള്‍ കേട്ട് ഞെട്ടി പോലീസ് Next കേരളത്തില്‍ 10 ലക്ഷത്തോളം ആള്‍ക്കാര്‍ കൊല്ലപ്പെടും. വരുന്നത് വന്‍ ദുരന്തം. 3 ജില്ലകള്‍ ഓര്‍മ്മയാകും ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും നേടി ഫോട്ടോസ് കാണാം ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് കിടുലന്‍ ചിത്രങ്ങള്‍ കാണാം എന്താ മൊഞ്ച് വീണ്ടും വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം എജ്ജാതി ലുക്ക്‌ പുത്തൻ കിടുലന്‍ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം നെഗറ്റീവ് കമ്മെന്റ്കളെ പോസിറ്റീവ് എടുത്ത് വീണ്ടും ഗ്ലാമറിൽ തിളങ്ങി കിടുക്കൻ ഫോട്ടോകൾ കാണാം കുന്നിന്റെ പള്ളയിലെ അംഗനവാടി ഇപ്പം അവിടില്ലെന്ന് ശൂന്യതയെ തൊട്ടു മടങ്ങിയ കാറ്റിന്റെ മൂളക്കത്തിൽ നിന്ന് തിരിഞ്ഞായിരുന്നു. ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ, ഒരുൺമയും! മുറിഞ്ഞു പോയവന്റെ മുടിഞ്ഞ കവ്വാലി -സുധീർ രാജ് മുല്ലൈത്തീവിലെ കടലോരത്തവൻ കിടന്നു. 12 വയസ്സ് നെഞ്ചിൽ അഞ്ചു മുറിവുകൾ എന്റെ മുന്നിൽ വെച്ചവന് ചോറും മീൻകറിയുമവർ കൊടുത്തു. ഞാൻ A K 47 മറച്ചു പിടിച്ചു. ഉമ്പായി: ഗസലില്‍ വസന്തം തീര്‍ത്ത ഒരാള്‍ നദീം നൗഷാദ് യൂസഫലി കേച്ചേരി, ഒ .എന്‍. വി, സച്ചിദാനന്ദന്‍, വേണു വി ദേശം എന്നിവരുടെ കവിതകളാണ് ഉമ്പായി ഗസലുകളാക്കി അവതരിപ്പിച്ചത്. ഉമ്പായി ഈ കവിതകള്‍ക്ക് പുതിയ ഭാവതലം നല്‍കി. അദ്ദേഹത്തിന്‍റെ ആലാപനമാണ് അതിനെയെല്ലാം ഗസലുകളാക്കി മാറ്റിയതെന്ന് പറയാം. അല്ലാതിരുന്നെങ്കില്‍ അവ വെറും കവിതകളായി മാത്രം നിലനില്‍ക്കുമായിരുന്നു സുബൈദ: പേനയില്‍ ചോര നിറച്ചെഴുതിയ ജീവിതം രാജേഷ്‌ കരിപ്പാല്‍ സുബൈദ വിക്ടോറിയന്‍ മൊറാലിറ്റി'യുടെ മൂശയില്‍ ഉരുവം കൊണ്ട മലയാളിയുടെ കപടസദാചാരബോധത്തെ ചോദ്യം ചെയ്യുന്നു പരിപ്പ്‌ മുറിക്കുന്ന കത്തി പോസ്റ്റു ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍' തുടങ്ങിയ കഥാസമാഹാരങ്ങളിലൂടെ. മനസ്സിന്റെയും വപുസ്സിന്റെയും നരകയാത്രകള്‍ വരച്ചിട്ട സുബൈദ ദസ്തേയവ്സ്‌കിയുടെ ബന്ധുവാണെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും "ഹെഡ് ഫോണോളം മികച്ച ടൂളില്ല പക്ഷേ കെട്ടുപിണഞ്ഞാൽ നീളമില്ലാതാവുകയും പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും ചിലപ്പോൾഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും ബാസും, ബെയ്സും അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ് ഇവിടുത്തെ മഹാഭൂരിപക്ഷം ആണുങ്ങളുടെയും സ്വഭാവമാണിതെന്നറിയുന്നതുകൊണ്ട് എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. പെണ്ണുങ്ങൾ സംസാരിക്കുന്നതവർ കേട്ടതായേ നടിക്കില്ല. ചെയ്യുന്ന ജോലി അങ്ങനെ തന്നെ തുടരും. ഇനി തന്റെ ഒച്ച വെളിയിൽ വരാഞ്ഞിട്ടാണോയെന്നുപോലും നമ്മൾ സംശയിച്ചുപോകും. മഴയാർത്തു പെയ്യുന്ന ശനി രാത്രിയിൽ ഷാജു. വി.വി നിന്റെ ചിറാപുഞ്ചിയിൽ ഇങ്ങനെ മഴയാർത്തു പെയ്യാറുണ്ടോയെന്ന് കാതിൽ തീക്കാറ്റൂതിയപ്പോഴവൻ എന്റെ കവിളിൻമേൽ, നിന്റെ രക്തക്കുഴലുകളുടെ ഇരമ്പത്തിൽ എനിക്കെന്റെ ചിറാപുഞ്ചിയെ വായിക്കാമെന്ന് നാവു കൊണ്ട് സരസ്വതിയെ നൃത്തം ചെയ്യിച്ചു. കുടിലിലെ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലേക്ക് തീപ്പെട്ടിമരുന്ന് നിറച്ച് കത്തിക്കുന്ന കോൺവെന്റ് കുസൃതികളായ നഗരത്തിലെ കുട്ടികൾ സൈനികര്‍ക്ക് കാലുനഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല യാസര്‍ മെഹ്ബൂബ് (ഷാജു.വി.വി) പ്രീയപ്പെട്ടവളേ, ഒന്നോ രണ്ടോ സൈനികർക്ക് കാലുകൾ നഷ്ടപ്പെട്ടതുകൊണ്ട് യുദ്ധം മുടന്താറില്ല. യുദ്ധം മുടന്താറില്ലാത്തതു കൊണ്ട് സമാധാനത്തിന്റെ ഭീഷണി നമ്മെ അലട്ടുന്നുമില്ല ബഷീർ: തെരുവിലെ അഴുക്കു മൂലകളിലേക്ക് കാതോര്‍ത്ത മനുഷ്യ കഥാകാരന്‍ ബഷീർ ജീവിതത്തിലെ ഒരു കാലഘട്ടം തെരുവിൽ ജീവിച്ചയാളാണ്. കൈനോട്ടക്കാരനായും മാജിക്കുകാരനായും നിതാന്ത സഞ്ചാരിയായും ബഷീറിലെ ആ തെരുവു മനുഷ്യൻ്റെ സത്തയാണ് സാഹിത്യത്തിൻ്റെ നടപ്പുരീതികളെ ചട്ടക്കൂടുകളെ നിർഭയം പൊളിച്ചടുക്കുവാനുള്ള ശേഷി അദ്ദേഹത്തിനു നൽകിയത്. ഉടലോളങ്ങൾ ചിലപ്പോൾ ഒരു ബൊഹീമിയൻ സഞ്ചാരിയെ പോലെയാണ്. പിടി തരാതെ തന്റെ ഇഷ്ടങ്ങൾ പലപ്പോഴും നടപ്പാക്കും. തബലയിൽ ഉടലോളങ്ങൾ പരീക്ഷിക്കുന്നതിനിടയിലാണ് അതിനെ വരിഞ്ഞു മുറുക്കിയ കയറുകളിലൊന്ന് ശ്വാസം വിടുകയും അയഞ്ഞ് വീഴുകയും ചെയ്തത്. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ? സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. അങ്ങനെയൊരു കാലഘട്ടത്തിലാണ് പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള 'ആഗ്നേയ' ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന 'എലോൺ' കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ കല്പന'യും 'ബ്ളാക്ക് മാർക്കും' റോബസ്റ്റ വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ 'ഒറ്റയാൻ' പരീക്ഷണങ്ങൾ, പിന്നെ 'സ്കെച്ച് 'വിശേഷങ്ങളും അങ്ങനെയൊരു കാലഘട്ടത്തിലാണ് പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത് ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക ഈണത്തിനിടയിലൂടെ, പത്മരാജന്‍ കണ്ട രാത്രി മൈസൂറിന്റെ മനോഹാരിതയെ വകഞ്ഞു മാറ്റി, രാത്രിയുടെ അവസാന യാമത്തില്‍ വഴി നീളെ മൂത്രിക്കുന്ന ജോണ്‍സണ്‍ മാഷിന്റെ മാന്ത്രിക ഈണത്തിനിടയിലൂടെ, പത്മരാജന്‍ കണ്ട രാത്രി മൈസൂറിന്റെ മനോഹാരിതയെ വകഞ്ഞു മാറ്റി, രാത്രിയുടെ അവസാന യാമത്തില്‍ വഴി നീളെ മൂത്രിക്കുന്ന ഒരു ടാങ്കര്‍ ലോറി ഒരു കവിതപോലെ ഒഴുകി ഒരു ഗേറ്റിനു മുന്‍പില്‍ വന്നു നിന്നു. ആ വണ്ടിയുടെ ഹോണടി കേട്ടാണ് ആന്റണി ഞെട്ടിയുണരുന്നത്. മമ്മയ്‌ക്ക് ഈ ഹോണടി ശബ്ദം പുതുമയല്ല. സോളമന്‍ (മോഹൻലാൽ) അങ്ങനെയാണ്. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ രാത്രിയില്‍ എപ്പോഴെങ്കിലും തണുത്ത കാറ്റത്തു ഡ്രൈവ് ചെയ്തു മമ്മയുമായി പിണങ്ങാനും, പരിഭവം പറയാനും ‘മമ്മയുടെ കൈ‘ കൊണ്ടുണ്ടാക്കിയത് കഴിക്കാനും ഒക്കെയായി എത്തും. നേരം വെളുക്കുന്നതിനു മുന്‍പ് ആരെയും അറിയിക്കാതെ സ്ഥലം വിടുകയും ചെയ്യും. സോളമന്റെ കസിന്‍ ആന്റണി (വിനീത്) ഉള്ളത് കൊണ്ട് ഇത്തവണ നേരം വെളുക്കുമ്പോള്‍ സ്ഥലം വിടുകയില്ല എന്ന് മമ്മയ്ക്കു (കവിയൂർ പൊന്നമ്മ) ഉറപ്പു കൊടുത്തു. സോളമന്റെ പപ്പ മരിച്ചുപോയി. ദൂരെയുള്ള ഫാമിലെ മുന്തിരിതോട്ടങ്ങളും, മല്‍ബറിയും മറ്റും ഇപ്പോള്‍ നോക്കി നടത്തുന്നത് സോളമനാണ്‌. ഹയര്‍സ്റ്റഡീസിനായി ആന്റണി മൈസൂരില്‍ എത്തിയിട്ട് അധികം ആയില്ല. വേറെ ആ വീട്ടില്‍ മമ്മയ്ക്കു കൂട്ടായിട്ട്‌ സോളമന്റെ പപ്പയുടെ വകയിലുള്ള ‘ക്വീന്‍ മേരി‘ മാത്രമാണുള്ളത്. കാലത്ത് ഉറക്കം ഉണരുന്ന സോളമന്‍ അയൽവീട്ടില്‍ പുതിയതായി എത്തിയ വാടകക്കാരന്‍ പോള്‍ പൈലോക്കാരന്റെ (തിലകൻ) മകള്‍ സോഫിയയെയും (ശാരി)അനിയത്തി എലിസബത്തിനെയും ജനലിലൂടെ കാണുന്നു. പോള്‍ ഫുള്‍ ടൈം തണ്ണിയാണെന്നും റെയില്‍വേയില്‍ ജോലി ഉള്ള ആളാണെന്നും ആന്റണി സോളമനെ ധരിപ്പിക്കുന്നു. എപ്പോഴും എന്തെങ്കിലും പണി ചെയ്യുന്ന സോഫിയയെ സോളമന്‍ ശ്രദ്ധിക്കുന്നു. സോളമന്റെ മനസ് അറിയാതെ സോഫിയയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ടാങ്കര്‍ ലോറി മടക്കയാത്രയെ പറ്റി മറന്നു പോവുന്നു. ലോറിക്ക് ഒരു ദിവസം കൂടി റസ്റ്റ്‌, സോളമനും ആന്റണി ഉള്ളതു കൊണ്ട് സോളമന് പോവാന്‍ തോന്നുന്നേയില്ല ബൈബിളിലെ സോളമന്‍ രാജാവ്‌ എഴുതിയ ഉത്തമഗീതം എന്ന അധ്യായത്തിലെ പ്രേമത്തിന്റെ മനോഹര വരികളിലൂടെ നമ്മുടെ സോളമന്‍ സോഫിയയോട് ഇഷ്ടം അറിയിക്കുന്നു. സോഫിയയുമായി ടാങ്കര്‍ ലോറിയില്‍ മൈസൂര്‍ മുഴുവന്‍ ചുറ്റിയടിച്ച സോളമന്‍ അവളുമായി കൂടുതല്‍ അടുത്തു. പോള്‍ സോഫിയയുടെ രണ്ടാനച്‌ഛന്‍ മാത്രമാണെന്നും മമ്മിയുടെ രണ്ടാം കെട്ടില്‍ പോളിനുണ്ടായ മകളാണ് എലിസബത്ത് എന്നും സോളമന്‍ മനസിലാക്കുന്നു. സഹപ്രവർത്തകനായ വക്കച്ചന്‍ സ്ഥിരമായി പോളിന്റെ വീട്ടില്‍ തണ്ണിയടി പാര്‍ട്ടിക്ക് വരും. അധികം പൈസ ഒന്നും കൊടുക്കാതെ എങ്ങനെയെങ്കിലും സോഫിയയെ വക്കച്ചനെ കൊണ്ട് കെട്ടിച്ചു വിടുക, അതിനു ശേഷം സ്വന്തം മകള്‍ എലിസബത്തിനെ മാന്യമായി കല്യാണം കഴിപ്പിക്കുക എന്ന പോളിന്റെ കണക്കു കൂട്ടൽ ആ പാർട്ടിക്കു പിന്നിലുണ്ട്. സോഫിയക്കോ എലിസബത്തിനോ അവരുടെ മമ്മിയ്ക്കോ ആ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതിനിടയില്‍, വീടിനു വെളിയില്‍ സോളമനുമായി സോഫിയ സംസാരിച്ചിരിക്കുന്നത് വക്കച്ചന്‍ കാണുകയും രാത്രിയില്‍ തന്നെ പോളിനെ വിവരം ധരിപ്പിക്കുയും ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സോഫിയയെ പോള്‍ തല്ലുന്നു. ഇതു കണ്ട് അവരുടെ കുടുംബ വഴക്കില്‍ ഇടപെടേണ്ടി വരുന്ന സോളമനും പോളും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലെത്തുന്നു. തുടർന്ന് കഥ പുതിയ തലത്തിലേക്ക് മാറുന്നു. സോഫിയയുടെ വിഷയത്തില്‍ സോളമന് സ്വന്തം മമ്മയുടെ പിന്തുണയില്ല. ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ബുദ്ധിയല്ലെന്നും മടങ്ങിവരും..വിവാഹം കഴിക്കും എന്നും സോഫിയയെ അറിയിച്ച് മുന്തിരിത്തോപ്പിലേക്ക് മടങ്ങിപ്പോവുകയാണ് സോളമൻ. വക്കച്ചനെ എന്ത് വന്നാലും കെട്ടുകയില്ല എന്ന് സോഫിയയും ഉറപ്പു നൽകുന്നു. ഇങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോകുന്നു. വക്കച്ചനുമായുള്ള ബന്ധം സമ്മതിക്കാത്തതിനാൽ പോള്‍ ഏതു വൃത്തികെട്ട പണിയും ചെയ്യുമെന്നും ഉടനടി എന്തെങ്കിലും ചെയ്യണം എന്നും ആന്റണി സോളമനെ അറിയിച്ചു. സോളമന്‍ നാട്ടില്‍ എത്തി, മമ്മയെ പറഞ്ഞു സമ്മതിപ്പിച്ച് അവരുടെ അനുവാദത്തോടെ സോഫിയയുടെ അമ്മയെ കണ്ടു വിവാഹ താല്പര്യം അറിയിക്കുന്നു. അവര്‍ക്ക് ഈ ബന്ധത്തിനു നൂറു വട്ടം സമ്മതം. തുടർന്ന് വിവാഹാലോചനയുമായി വീട്ടിലേക്കു വന്ന സോളമനെയും മമ്മ റീത്തായേയും പോള്‍ അപമാനിച്ചയയ്ക്കുന്നു. പോളിനെ അറിയിക്കാതെ ഈ കല്യാണം നടത്താന്‍ രണ്ടു കൂട്ടരും തീരുമാനിച്ചു. അക്കാര്യത്തില്‍ പള്ളിയില്‍ നിന്നുള്ള എല്ലാ പിന്തുണയും വികാരിയച്ചന്‍ അറിയിക്കുകയും ചെയ്തു. അച്ചന്റെ പിന്തുണയില്‍ സന്തോഷിച്ചു പള്ളിയില്‍ നിന്നും മടങ്ങി വന്ന അവരെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ വാര്‍ത്തയായിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസിലാക്കിയ പോള്‍ ആരുമില്ലാത്ത തക്കം നോക്കി സോഫിയയെ മാനഭംഗപ്പെടുതിയിരിക്കുന്നു! “അങ്ങേരിനിയും വന്നിട്ടില്ല, വരാതിരുന്നാല്‍ മതിയായിരുന്നു… എലിസബത്ത് ഒന്നും അറിഞ്ഞിട്ടില്ല. അവളറിയരുത്” ” ഭ്രാന്ത്‌ കയറിയ ഒരു മൃഗം ആക്രമിക്കാന്‍ വന്നു എന്ന് കൂട്ടിയാല്‍ മതി” ” ഒന്നും നഷ്‌ടപ്പെട്ടെന്നു വിചാരിക്കാന്‍ എനിക്ക് മനസ് വരുന്നില്ല, എനിക്കെന്റെ അമ്മച്ചി അമ്മച്ചില്ലാതെയായി, അനിയത്തി അനിയത്തിയല്ലാതെയായി. എനിക്ക് നഷ്ടപ്പെട്ടത് ആകെയുണ്ടായിരുന്ന എന്റെ അമ്മച്ചിയും എന്റെ അനിയത്തിയുമാണ്” സോഫിയയ്ക്ക് വേണ്ടി വീണ്ടും വാദിക്കാന്‍ ചെന്ന സോളമനെ ഇനി തനിക്കു കാണേണ്ടന്നും, അതാണ് നല്ലതെന്നും റീത്ത കട്ടായം പറയുന്നു. അതോടെ വ്യസനത്തോടെ, ദേഷ്യത്തോടെ ‘ഇനി വീട്ടിലേക്കില്ല‘ എന്ന് പറഞ്ഞു കൊണ്ട് ഇറങ്ങി പോയ സോളമന്റെ ബൈക്കിന്റെ ഇരമ്പല്‍ നിര്‍വികാരികതയോടെ ഇരിക്കുന്ന സോഫിയയുടെ കാതുകളില്‍ നിന്നും അകന്നു പോകുന്നു. രാത്രിയുടെ ഏതോ യാമത്തില്‍ സോഫിയുടെ വീടിനു മുന്നില്‍ നീണ്ട ഹോൺ മുഴങ്ങുന്നത് കേട്ട് വീണ്ടും ആന്റണി ഞെട്ടിയുണര്‍ന്നു. ആദ്യ ഹോൺ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരുമെന്ന വാക്ക് തന്ന സോഫിയയെ കാണാതായപ്പോള്‍, വാക്ക് തെറ്റിച്ച അവളെ കാണാന്‍ സോളമന്‍ വേലി തല്ലിപ്പൊളിച്ചു വീടിനടുത്തേയ്ക്ക് പായുന്നു. പിന്നിലൊളിപ്പിച്ച കത്തിയുമായി സോളമനെ കാത്തിരുന്നത് സാക്ഷാല്‍ പോള്‍ പൈലോക്കാരന്‍! “കൊണ്ട് പോവാന്‍ വന്നതാണോ, ഇനി കൊണ്ട് പൊയ്ക്കോ” എന്ന് പറഞ്ഞ പോളിനെ അടിച്ചു വീഴ്ത്തി, പോളിന് ഒരിക്കലും കവര്‍ന്നെടുക്കാന്‍ പറ്റാത്ത വെള്ളരി പ്രാവിന്റെ നൈര്‍മല്യം മനസ്സില്‍ സൂക്ഷിക്കുന്ന ആ മാലാഖയെ പൊക്കിയെടുത്തു, പ്രേമം നുരയുന്ന മുന്തിരി തോട്ടത്തിലെ സ്വര്‍ഗത്തിലേക്ക് ആ ടാങ്കര്‍ ലോറി പാഞ്ഞു പോകുമ്പോള്‍ അവസാനിക്കുന്നു, പത്മരാജന്റെ ഏറ്റവും മികച്ച ചിത്രമായ “നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍” പത്മരാജന്‍ എന്ന സംവിധായകന്റെ ഏറ്റവും പെര്‍ഫെക്റ്റ്‌ എന്ന് എനിക്ക് തോന്നിയ ചിത്രമാണിത്‌. ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്നു. ബൈബിളിലെ സോളമന്റെ പ്രേമ ഗീതങ്ങളും മനോഹരമായ മുന്തിരിത്തോപ്പും നന്നായി ഈ പടത്തില്‍ ബ്ലെൻഡ് ചെയ്തിരിക്കുന്നു. പോളായി തിലകന്റെ അഭിനയം ഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍! പോള്‍ ഇല്ലെങ്കില്‍ ഈ കഥയേക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ തന്നെയാവില്ല. അപ്പന്റെ കല്ലറയില്‍ കാണിക്കുന്ന കുസൃതിയും, മമ്മയോടു “ഇതിനൊക്കെ വേണ്ടീട്ടല്ലയോ ഇങ്ങോട്ട് വരുന്നത് തന്നെ” എന്നുമൊക്കെ സോളമന്‍ (മോഹന്‍ലാല്‍) പറയുന്നത് കേട്ടാല്‍ തന്നെ ചുണ്ടില്‍ അറിയാതെ ഒരു ചിരി വരുന്നത് സ്വാഭാവികം. എലിസബത്ത് എന്ന കഥാപാത്രം ഒഴിച്ച് എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയായി ചെയ്തു. ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും രണ്ടു പാട്ടുകളും എടുത്തു പറഞ്ഞില്ലെങ്കില്‍ ഈ പടത്തിന്റെ ആസ്വാദനം പൂര്‍ത്തിയാവില്ല. ഓരോ ഫ്രെയിമിലും പത്മരാജന്റെ കയ്യൊപ്പുള്ള ഏക ചിത്രം. ഏതു മൃഗം വിചാരിച്ചാലും മനസിന്റെ കന്യാകത്വത്തിനെ കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്ന് ഉറക്കെ പ്രസ്താവിക്കുന്ന, ബന്ധങ്ങളുടെ വില എന്തെന്ന് കാണിച്ചു തരുന്ന, ആണത്തം എന്നതിന് വേറെയും അര്‍ഥം ഉണ്ടെന്നു പഠിപ്പിക്കുന്ന, ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്ന, ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പ്രേമകാവ്യം. കെ കെ സുധാകരന്റെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന നോവലിനെ അടിസ്ഥാനമാക്കി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു 1986-ൽ പുറത്തിറങ്ങിയ, പത്മരാജന്റെ മാന്ത്രിക സ്പര്‍ശം ഓരോ സീനിലും ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചലച്ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. അസാധാരണങ്ങളല്ലാത്ത ചുറ്റുപാടുകളും, അതിമാനുഷകരല്ലാത്ത കഥാപാത്രങ്ങളും ആണ് പത്മരാജന്റെ തൂലികയ്ക്ക് ഏറെയും വിഷയമായിട്ടുള്ളത്. നായകന്‍ സോളമന്‍ (മോഹന്‍ ലാല്‍ അമ്മ റീത്ത (കവിയൂര്‍ പൊന്നമ്മ കസിന്‍ ആന്റണി (വിനീത്) എന്നിവരും അയല്‍ക്കാരായി വരുന്ന പോൾ പൈലോക്കാരന്‍ (തിലകന്‍ ശ്രീമതി പൈലോക്കാരന്‍, മക്കളായ സോഫിയ (ശാരി എലിസബത്ത് എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. അതിനിടയില്‍ അയാളുടെ അമ്മ ഇനിയും കല്യാണം കഴിക്കാത്തതിന് അയാളോട് പരിഭവം പറയുകയും ഒന്ന് രണ്ടു ആലോചനകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായാണ് അടുത്ത വീട്ടില്‍ പുതുതായി വന്ന സോഫിയ എന്ന പെണ്‍കുട്ടിയിൽ അയാളുടെ ശ്രദ്ധ ഉടക്കുന്നത്. സോഫിയയുടെ അമ്മ നേഴ്സ് ആണ്, അച്ഛന്‍ പോൾ പൈലോക്കാരന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. മദ്യപാനിയും വഴക്കാളിയുമാണ് അയാള്‍. സോളമന്‍ പതിവിനു വിപരീതമായി തിരിച്ചു പോകാന്‍ ധൃതി കാണിക്കാത്തതിൽ മമ്മിയും മേരിയും ആന്റണിയുമൊക്കെ അയാളെ നോട്ടമിടുന്നുണ്ട്. അടുത്ത വീട്ടിലെ അത്ര സന്തോഷകരമല്ലാത്ത അവസ്ഥ സോളമന്‍ മനസ്സിലാക്കുകയും സോഫിയയെ എന്തിന്റെയൊക്കെയോ പേരില്‍ അയാള്‍ ഇഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. അവളോട്‌ അയാള്‍ അത് മനോഹരമായ രീതിയില്‍ തുറന്നു പറയുന്നുമുണ്ട്. പക്ഷേ, പിന്നീട് സോഫിയയുടെ യഥാർഥത്തിലുള്ള പിതാവ് പൈലോക്കാരനല്ല എന്നും, കൊച്ചിയിലെ പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ ആണെന്നും, പൈലോക്കാരനെ അമ്മ പിന്നീട് വിവാഹം കഴിച്ചതാണെന്നും, എലിസബത്ത് അതിലുള്ള മകളാണെന്നും സോഫിയ സോളമനോട് പറയുന്നുണ്ട്. പൈലോക്കാരന്റെ സോഫിയയോടുള്ള പെരുമാറ്റത്തിലെ പൊരുത്തക്കേട് സോളമന്‍ മനസിലാക്കുന്നു. എന്നിട്ടും അയാൾക്ക് അവളോടുള്ള ഇഷ്ടത്തിന് കുറവൊന്നും ഉണ്ടാകുന്നില്ല. എന്നുമാത്രമല്ല അയാള്‍ അവളെ വിവാഹം കഴിക്കാനുള്ള തീരുമാനം മമ്മിയെ അറിയിക്കുകയും ചെയ്യുന്നു. കുടുംബ മഹിമയിലുള്ള അന്തരം അയാളുടെ മമ്മയെ സങ്കടപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ മകന്റെ തീരുമാനത്തിന് സമ്മതം മൂളുകയും വിവാഹാലോചനയുമായി സോഫിയയുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യുന്നു. മകള്‍ക്ക് കിട്ടാന്‍ പോകുന്ന നല്ല ബന്ധത്തില്‍ ശ്രീമതി പൈലോക്കാരന്‍ സന്തോഷിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും പൈലോക്കാരന്‍ എതിരാണ്‌. മാത്രമല്ല അയാള്‍ക്ക്‌ താല്പര്യം സോഫിയയെ മദ്യപാനിയും കൂടെ ജോലി ചെയ്യുന്നവനുമായ വര്‍ക്കിയെ കൊണ്ട് കെട്ടിക്കാനാണ്. റീത്തയും ശ്രീമതി പൈലോക്കാരനും ചേര്‍ന്ന് രഹസ്യമായി പള്ളിയില്‍ ചെന്നു വികാരിയച്ചനെ കാണുവാനും കല്യാണം നടത്താനും മറ്റും തീരുമാനിക്കുന്നത്‌ പൈലോക്കാരന്‍ ഒളിഞ്ഞു നിന്ന് കേള്‍ക്കുന്നു. അയാള്‍ അയാളുടെ കുടില ബുദ്ധിയില്‍ ചില തീരുമാനങ്ങളെടുക്കുന്നു. സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും പള്ളിയിലും എലിസബത്ത് കോളജിലും പോയ നേരത്ത് പൈലോക്കാരന്‍ സോഫിയ അറിയാതെ വീടിനകത്ത് കയറുകയും അവളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു. പള്ളിയില്‍ നിന്നും വിവാഹം തീരുമാനിച്ചു തിരിച്ചു വരുന്ന സോളമനും റീത്തയും ശ്രീമതി പൈലോക്കാരനും കാണുന്നത് രണ്ടാനച്‌ഛൻ മാനഭംഗപ്പെടുത്തിയ സോഫിയയെ ആണ്. റീത്ത സോളമനെ വിളിച്ചുകൊണ്ടു അവിടെ നിന്ന് പോകുകയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ചു പറഞ്ഞയക്കുകയും ചെയ്യുന്നു. അന്ന് രാത്രി എപ്പോഴോ ഹോണ്‍ മുഴക്കികൊണ്ട് ആ ടാങ്കർ ലോറി വീണ്ടും വരുന്നു. പത്മരാജന്റെ മനസ്സുകൊണ്ട് കരുത്തനായ നായകൻ പ്രണയിച്ചവളെ കൊണ്ടുപോകാൻ വരുന്നതാണത്. വാതില്‍ തുറന്നു ആദ്യം പുറത്തു വരുന്ന പൈലോക്കാരനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് സോഫിയയെ വിളിച്ചിറക്കുന്നു. സോഫിയ ആ വരവ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവളെയും ആ ടാങ്കർ ലോറിയിൽ കയറ്റി അയാള്‍ ആ ഇരുട്ടിലൂടെ ഓടിച്ചു പോകുന്നു! പത്മരാജന്റെ ഇന്ദ്രജാലം തുടിച്ചു നില്‍ക്കുന്ന തിരക്കഥയും സംവിധാനവും. ഇതിലേതിനാണ് കൂടുതല്‍ മാര്‍ക്ക് എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല. അതിസാധാരണമായ ഒരു കഥാതന്തുവിനെ അസാധാരണമായ രീതിയില്‍ ആഖ്യാനം ചെയ്യുന്നതാണ്‌ പത്മരാജന്‍ ശൈലി. അതിവിടെയും ആവര്‍ത്തിച്ചിട്ടുണ്ട്. പ്രണയത്തെ ഇത്രയും വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളില്‍ ഇത്രയും പുതുമകളോടെ പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും നാം ഞെട്ടുന്ന രീതിയില്‍ ചിത്രീകരിച്ച കഥാകാരനോ സംവിധായകനോ ഇല്ല. അഭ്രപാളികളിലെ മനസ്സില്‍ തട്ടുന്ന പ്രണയങ്ങള്‍ നമുക്ക് വേറെ എത്രയുണ്ട് എടുത്തു പറയാന്‍, ഒരു സോളമനും ജയകൃഷ്ണനും അല്ലാതെ? ശലമോന്റെ song of songs വായിച്ചിട്ടുണ്ടോ? നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അതിന്റെ അടുത്ത വരി എന്താനെന്നറിയോ? അല്ലെങ്കി വേണ്ട, പോയി ബൈബിള്‍ എടുത്തു വെച്ച് നോക്ക്. (പോയി ബൈബിള്‍ എടുത്തു മറിച്ചു നോക്കുന്നു) നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ക്കുകയും പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ച് ഞാന്‍ എന്റെ പ്രേമം നിനക്ക് തരും! ഇതിനെക്കാള്‍ innovative ഉം കാവ്യാത്മകവും റൊമാന്റിക്കും ആയി ഒരു ആണ് ഒരു പെണ്ണിനോട് എങ്ങിനെയാണ്‌ സ്വന്തം പ്രണയം തുറന്നു പറയുക? കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ ക്ലീഷേ ആയിപ്പോകുമെന്നുള്ള ഭയം വല്ലാതെയുണ്ട്. ഈ സിനിമ കണ്ടെണീക്കുമ്പോള്‍ സോളമനോട് പ്രണയവും, പൈലോക്കാരനോട് അറപ്പും വെറുപ്പും തോന്നാത്ത പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അത് പത്മരാജന്‍ എന്ന പ്രതിഭയുടെ മിടുക്ക് മാത്രമല്ല, മോഹന്‍ ലാലിന്റെയും തിലകന്റെയും അസാമാന്യ അഭിനയ പാടവം കൊണ്ട് കൂടിയാണ്. ഈ ലാലിനെ ആണല്ലോ കാലം നമുക്ക് നഷ്ടപ്പെടുത്തിയത് എന്നു കൂടിയാണ് കാസനോവയെ വിമര്‍ശിക്കുന്നവര്‍ സങ്കടപ്പെടുന്നത്. പത്മരാജനെ നമുക്ക് ഭൌതികമായാണ് (physically) നഷ്ടപ്പെട്ടതെങ്കില്‍ ലാലിനെയും തിലകനെയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് in spirit (ക്ഷമിക്കണം, മലയാളത്തിൽ കൃത്യമായ വാക്ക് കിട്ടുന്നില്ല ആണ് കൂടെ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ, വിനീത് എന്നിവരും മറ്റു അഭിനേതാക്കളും മോശമല്ലാത്ത പ്രകടനം തന്നെ ആയിരുന്നു. ശാരി ഒരു വേറിട്ട മുഖം ആയിരുന്നു എങ്കിലും സോളമന്റെ പ്രണയത്തിന്റെ തീവ്രതയും ആഴവും (സോളമന്‍ അത് അത്രയൊന്നും വ്യക്തമാക്കിയിരുന്നില്ലെങ്കില്‍ കൂടി) നാം അനുഭവിച്ചറിഞ്ഞപ്പോള്‍ സോഫിയയുടെ reciprocation അത്രയ്ക്കങ്ങോട്ട് ഉള്ളിൽ തട്ടിയില്ല. ഒരു യഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി അത്ര പ്രകടിപ്പിച്ചാല്‍ മതിയെന്ന് പത്മരാജന്‍ ഓര്‍ത്തോ ആവോ? രണ്ടാനച്‌ഛനാല്‍ മാനഭംഗത്തിനിരയായ കാമുകിയെ സ്വന്തം ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരാന്‍ കാമുകന്മാര്‍ ആലോചിക്കുക പോലും ചെയ്യാതിരുന്നൊരു കാലഘട്ടത്തിലാണ് (ഇന്നും അതിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല) പത്മരാജന്‍ തന്റെ നായകനെ കൊണ്ട് ആ സാഹസം ചെയ്യിക്കുന്നത്. വ്യവസ്‌ഥാപിതങ്ങളായ ചിന്തകള്‍ക്കും ശീലങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും തനിക്കുള്ള മറുപടി ആയിരിക്കണം സിനിമകളിലൂടെ അദ്ദേഹം പറയാന്‍ ശ്രമിച്ചത്. പത്മരാജന്റെ നായകന്മാര്‍ ഹൃദയം പറയുന്നത് മാത്രം അനുസരിക്കുന്നവരായിരുന്നു. ഒ എൻ വി രചിച്ചു ജോൺസൺ മാഷ് ഈണം നല്‍കി യേശുദാസ്‌ പാടിയ ‘ആകാശമാകേ‘ പവിഴം പോല്‍’ എന്ന രണ്ടു ഗാനങ്ങളും ഹൃദ്യം! ജോൺസൺ മാഷിന്റെ പശ്ചാത്തലസംഗീതത്തേക്കുറിച്ച് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും. violin- ന്റെ വേറിട്ട്‌ കേള്‍ക്കുന്ന മാസ്മരിക നാദം സോളമന്റെയും സോഫിയയുടെയും പ്രണയം പോലെ തന്നെ മനോഹരം! പ്രയാണത്തിനായി വേറിട്ടൊരു വഴി തിരഞ്ഞെടുത്ത കലാകാരന്റെ പകരം വെക്കാനില്ലാത്ത ഒരപൂര്‍വ ചലച്ചിത്രം. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. യില്ലാത്ത വീടും പരിസരവും, കെട്ടിട നിർമ്മാണ സ്ഥലങ്ങൾ, റബർതോട്ടങ്ങൾ, വർക്ക്ഷോപ്പുകൾ മുതലായവ കണ്ടെത്തി രേഖപ്പെടുത്തുകയാണ് ശുചിതമാപ്പിംഗിന്റെ ലക്ഷ്യം. ശുചിത്വ സ്ക്വാഡുകൾ നേരിട്ട അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ടുകൾ ഏകോപിപ്പിച്ച വാർഡ് തല ശുചിത്വ റിപ്പോർട്ട് തയ്യാറാക്കും. നഗര/ഗ്രാമ തലത്തിൽ ക്രോഡീകരിക്കുന്നതിന് വേണ്ടി നഗരസഭ/ ഗ്രാമപഞ്ചായത്ത് തലത്തിൽ ഹെൽത്ത് സൂപ്പർവൈസർ/ഹെൽത്ത് ഇൻസ്പെക്ടർ/വിഇഒ എന്നീ ഉദ്യോഗ സ്ഥരെ കൺവീനറാക്കി മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തണം. 4. പഞ്ചായത്ത്/നഗരസഭാ തല കർമ്മ പരിപാടി പഞ്ചായത്ത്/നഗരസഭതല റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക പഞ്ചായത്ത്/നഗരസഭ സമിതി വിളിച്ചു ചേർക്കുക. കർമ്മ പരിപാടിയിൽ താഴെ പറയുന്ന വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്. o തോട്, കുളം, കിണർ തുടങ്ങിയവയുടെ വൃത്തിയാക്കൽ o വെള്ളക്കെട്ട് ഒഴിവാക്കൽ o ടാങ്കുകൾ വൃത്തിയാക്കൽ o വെള്ളം കെട്ടി നിൽക്കാൻ സാദ്ധ്യതയുള്ള സാഹചര്യം ഒഴിവാക്കൽ o നിശ്ചിത മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്സ് ബാഗുകൾ നിരോധിക്കുന്നതിനുള്ള നടപടികൾ, പ്ലാസ്റ്റിക്സ് മാലിന്യങ്ങളുടെ സംഭരണവും, സംസ്കരണ നടപടികളും o കുറ്റിച്ചെടിയും, കുളവാഴ, മുട്ടപ്പായൽ തുടങ്ങിയ ജലസസ്യങ്ങളും മറ്റും മാറ്റൽ o കൊതുക, എലി, മറ്റ് മൃഗങ്ങൾ തുടങ്ങിയവ വഴി ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കൽ o ഉറവിടമാലിന്യ സംസ്കരണവും സംയോജിത മാലിന്യസംസ്കരണ പദ്ധതികളും തയ്യാറാക്കൽ o പ്രോജക്ടടുകൾ നിർണ്ണയിച്ച ഫണ്ട് വകയിരുത്തി കർമ്മപദ്ധതി അംഗീകരിക്കുക o നിർവ്വഹണ ഏജൻസികളെ നിശ്ചയിക്കുക. o കൊതുകിന്റെ ഉറവിട നശീകരണം/ഡ്രൈഡേ ആചരണം. o കൊതുക് പെരുകാൻ സാഹചര്യം ഉള്ള സ്ഥാപനങ്ങൾ. പൊതുസ്ഥലങ്ങൾ, തോട്ടങ്ങൾ നിർമ്മാണ സ്ഥലങ്ങൾ തുടങ്ങിയവയിൽ നിരീക്ഷണം, നിയന്ത്രണം o ജലദൗർലഭ്യമുള്ളിടത്ത് ശരിയായ ജലസംഭരണം, ജലവിതരണം ജലവിതരണം പൈപ്പുകളുടെ അറ്റകുറ്റപ്പണി 5. ഡ്രൈഡേ സന്ദേശം എല്ലാ വീടുകളിലേക്കും ഡ്രൈഡേ സന്ദേശം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നതിന് പഞ്ചായത്ത്/മുനിസിപ്പൽ വാർഡ് അംഗങ്ങൾ, മറ്റ് വകുപ്പുകളിലെ ഗ്രാമതല ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ച് ചുമതല നൽകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പുരോഗതി പരി ശോധിക്കുകയും ചെയ്യുക. ഓരോ വാർഡിലും ഗാർഹികതലത്തിലും സ്ഥാപനതലത്തിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. കോട്ടയം കോട്ടയം ഫസ്റ്റ് ചർച്ച് ഇന്ത്യ മുൻ ബിഷപ്പ് തറയിൽ കുടുംബാംഗം പരേതനായ പാസ്റ്റർ ടി എസ് ജോസഫിന്റെ സഹധർമ്മിണിയും സഭയുടെ സഹോദരി സമാജം പ്രസിഡന്റുമായ മറിയാമ്മ ജോസഫ് 76 മത്തെ വയസ്സിൽ മഹത്വത്തിലേക്ക് പ്രവേശിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ശനിയാഴ്ച 11 മണിക്ക് ചിലമ്പ്രാ സെമിത്തേരി സംസ്കരിക്കുന്നതുമാണ്. പരേത മല്ലപ്പള്ളി അട്ടക്കുഴി കുടുംബാംഗമാണ്. ദ്രാവിഡഭാഷാഗോത്രത്തില്‍പ്പെടുന്ന, ലിപിയില്ലാത്ത 'ചോലനായ്ക്ക'ഭാഷയാണ് ചോലനായ്ക്കര്‍ സംസാരിക്കുന്നത്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്നതെന്തിനും ചോലനായ്ക്കർ പേരുകൾ നൽകിയിട്ടുണ്ട്. ദിവസവും എത്ര ഉപ്പ് കഴിക്കും ലോകാരോഗ്യ സംഘടന പറയുന്നു ‘പകുതിയാക്കി കുറയ്ക്കണം’ ദിവസവും എത്ര ഉപ്പ് കഴിക്കും ലോകാരോഗ്യ സംഘടന പറയുന്നു ‘പകുതിയാക്കി കുറയ്ക്കണം’ ഉപ്പിന്റെ അമിതോപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ മരിക്കുന്നു ഉപ്പിലാത്ത ഭക്ഷണത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ, ഒട്ടും രുചികരമായിരിക്കില്ല അല്ലേ. ശരിയാണ്, എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ പരിണിതഫലങ്ങളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണോ. ഉപ്പിന്റെ അമിതോപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം കണക്കിലെടുത്ത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ഭക്ഷ്യ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന അറുപതോളം ഭക്ഷ്യ വിഭാഗങ്ങളിലെ സോഡിയത്തിന്റെ തോത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. സോഡിയം ക്ലോറൈഡ് ആണ് ഉപ്പിന്റെ രാസനാമം. ശരീരത്തിലെ ജലാംശത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ധാതുവാണ് സോഡിയം. ഭക്ഷ്യപാനീയങ്ങളിലൂടെ പ്രതിദിനം 5 ഗ്രാം സോഡിയം ശരീരത്തില്‍ എത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിന്റെ ഇരട്ടിയിലധികം ഉപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മിക്ക ആളുകള്‍ക്കും തങ്ങള്‍ എത്രത്തോളം സോഡിയം ദിവസവും ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്നോ അറിയില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറയുന്നു. ഉപ്പ് ഉപഭോഗം കുറയ്ക്കുന്നതിനായി ഓരോ രാജ്യങ്ങളും നയങ്ങള്‍ രൂപീകരിക്കണമെന്നും മികച്ച ഭക്ഷണങ്ങളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്‌കരിച്ച ഭക്ഷണങ്ങളിലെ ഉപ്പ് ഉപയോഗം കുറയ്ക്കാന്‍ ഭക്ഷ്യപാനീയ വ്യവസായ മേഖലയും മുന്‍കൈ എടുക്കണം. ലോകാരോഗ്യ സംഘടനയുടെ പുതിയ അളവുകോല്‍ ഭക്ഷ്യ അന്തരീക്ഷത്തില്‍ മാറ്റം കൊണ്ടുവരാനും ആളുകളുടെ ജീവന്‍ രക്ഷിക്കാനും രാജ്യങ്ങള്‍ക്കും ഭക്ഷ്യോല്‍പ്പന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ അഭിപ്രായപ്പെട്ടു. ഭക്ഷണത്തില്‍ സോഡിയത്തിന്റെ മുഖ്യസ്രോതസ്സ് ഉപ്പാണെന്നതില്‍ ഒരു സംശയവുമില്ല. ശരിയാ കോശപ്രവര്‍ത്തനങ്ങള്‍ക്കും പ്ലാസമയുടെ ആരോഗ്യത്തിനും നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സോഡിയം കൂടിയേ തീരു. മാംസം, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ സ്വഭാവികമായി തന്നെ ഉപ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ സംസ്‌കരിച്ച മാംസം, ചെറുകടികള്‍, ബ്രെഡ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ വളരെ കൂടിയ അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് എപ്പോഴും സന്തുലിതാവസ്ഥയില്‍ ആയിരിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി സംസ്‌കരിക്കാത്ത ഭക്ഷണങ്ങളില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുന്ന ധാതുവാണ് പൊട്ടാസ്യം. ശരീരത്തിലെ ദ്രവങ്ങളുടെ തോത് ശരിയായ അളവില്‍ നിലനിര്‍ത്താനും ഇലക്ട്രോലൈറ്റ് ബാലന്‍സ് കാത്തുസൂക്ഷിക്കാനും കോശ പ്രവര്‍ത്തനങ്ങള്‍ക്കും പൊട്ടാസ്യം അത്യാവശ്യമാണ്. പക്ഷേ ഉപ്പിന്റെ അമിതോപയോഗം ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ അളവ് കൂടാനും സോഡിയം – പൊട്ടാസ്യം സന്തുലിതാവസ്ഥ തകിടം മറിയാനും കാരണമാകുന്നു. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. ഉപ്പിന്റെ അധിക ഉപയോഗം ആളുകളില്‍ മാരകമായ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും ഉണ്ടാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മൂലം ലോകത്ത് എല്ലാ വര്‍ഷം11 ദശലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നത്. ഇതില്‍ മൂന്ന് ദശലക്ഷം പേരുടെ മരണത്തിന് കാരണം ശരീരത്തിലെ ഉയര്‍ന്ന സോഡിയം സാന്നിധ്യമാണ്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും ബ്രെഡ്, ധാന്യങ്ങള്‍, സംസ്‌കരിത്ത മാംസങ്ങള്‍, ചീസ് അടക്കമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളിലൂടെയാണ് ശരീരത്തിലേക്ക് കൂടിയ അളവില്‍ സോഡിയമെത്തുന്നത്. ദിവസവും 5 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗസാധ്യതയും കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ ഇതിന്റെ അളവ് കൂടിയാല്‍ നേര്‍ വിപരീതമായിരിക്കും ഫലം. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം ലോകത്ത് പ്രതിവര്‍ഷം 32 ശതമാനം ആളുകള്‍ മരിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടിയാല്‍ പൊണ്ണത്തടി, ഗുരുതരമായ വൃക്കരോഗം, ഉദരാശയ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലുള്ള മിക്ക ആളുകളും ഒരു ദിവസം ശരാശരി 9 മുതല്‍ 12 ഗ്രാമെങ്കിലും ഉപ്പ് കഴിക്കുന്നുണ്ട്. സോഡിയം ഉപയോഗം സംബന്ധിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഉപ്പിനെ കുറിച്ചുള്ള ചില അബദ്ധ ധാരണകള്‍ക്കും ലോകാരോഗ്യ സംഘടന മറുപടി നല്‍കുന്നുണ്ട്. വിയര്‍ത്തതിന് ശേഷം ഉപ്പ് ഉപയോഗത്തിന്റെ അളവ് കൂട്ടണം, കടലില്‍ നിന്നുള്ള അല്ലെങ്കില്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഉപ്പാണ് നല്ലത് അമിത ഉപ്പ് ഉപയോഗം പ്രായമായവര്‍ക്ക് മാത്രമാണ് ദോഷമുണ്ടാക്കുക തുടങ്ങി ഉപ്പുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വിയര്‍ത്തതിന് ശേഷം ഉപ്പല്ല, വെള്ളമാണ് ശരീരത്തില്‍ എത്തേണ്ടത്. പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതോ അല്ലാത്തതോ തുടങ്ങി ഏത് തരം ഉപ്പാണെങ്കിലും അമിതമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. മാത്രമല്ല പ്രായഭേദമന്യേ ഉപ്പ് അമിതമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും. സോഡിയം അപര്യാപ്തതയുള്ളവര്‍, ശരീരത്തില്‍ വെള്ളം നിലനില്‍ക്കാത്തവര്‍, ഭക്ഷണക്രമത്തിലോ പോഷകാഹാരത്തിലോ പ്രത്യേക ശ്രദ്ധ വേണ്ടുന്നവര്‍ എന്നിവരൊഴിച്ച് എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഉപ്പുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടവരാണ്. Previous കൊറോണ രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാതാക്കി Next ഡെല്‍ഹിയില്‍ കോവിഡ് മൂലം ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട് നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു കേരളം ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം: പ്രധാനമന്ത്രി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ ‘ഹഡില്‍ ഗ്ലോബല്‍’; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സംവിധാനം കേരളം ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു വാക്സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനും ആര്‍ജിസിബിയുടെ രണ്ടാം ക്യാംപസില്‍ സൗകര്യമൊരുക്കും ആയുര്‍വേദത്തിന്‍റെ നന്മകള്‍ക്കൊപ്പം സീതാറാം ആയുര്‍വേദ ഫര്‍മസി; നൂറാം വാര്‍ഷികം ആഘോഷിക്കുന്നു കെ.എസ്.ആർ.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകൾ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ റിവോള്‍വിംഗ് ഫണ്ട് വഴി വായ്പ എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ജിയോജിത് പ്ലാറ്റ്ഫോം മേരു കാബ്സ് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ താങ്കളുടെ അഭ്യർത്ഥനയിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നോ അതിലധികമോ പ്രോക്സി സെർവറുകൾ എല്ലാ വിക്കികളിലും തടഞ്ഞിരിക്കുന്നു. തടയലിന്റെ തുടക്കം: 14:42, 7 ഡിസംബർ 2020 തടയൽ കാലഹരണപ്പെടുന്നത്: 14:42, 7 ഡിസംബർ 2023 താങ്കളെ തെറ്റായി തടഞ്ഞതാണെന്ന് താങ്കൾ വിശ്വസിക്കുന്നുവെങ്കിൽ, കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും ഓപ്പൺ പ്രോക്സികൾ വേണ്ട എന്ന ആഗോള നയത്തിൽ കാണാവുന്നതാണ്. അല്ലെങ്കിൽ, മെറ്റാവിക്കിയിൽ തടയൽ പുനർവിചിന്തനം ചെയ്യാൻ കുറിപ്പിടാവുന്നതാണ്. താങ്കൾക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകർത്താനും സാധിക്കും. അഡോൾഫൊ ഡിയാസ് എന്ന താളിലേക്ക് മടങ്ങുക. ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക. പ്രധാനംക്രമരഹിതം സമീപസ്ഥം പ്രവേശിക്കുക സജ്ജീകരണങ്ങൾ ധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ ഒരു നല്ല ലൈംഗിക ജീവിതം ഒരു പങ്കാളിയെ കൂടുതൽ കാലം സജീവവും സന്തുഷ്ടവുമായിരിക്കാൻ സഹായിക്കും. വളരെക്കാലമായി ഒരുമിച്ചുണ്ടായിരുന്ന അല്ലെങ്കിൽ പുതിയ കാര്യങ്ങൾ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, ഉണ്ട് ദമ്പതികൾ ഗെയിമുകൾ. ഈ ഗെയിമുകൾക്ക് നന്ദി, അടുപ്പമുള്ള നിമിഷങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബന്ധത്തിലെ അതിലോലമായ നിമിഷങ്ങളെ മറികടക്കുന്നതിനും ഇവ രണ്ടും തമ്മിലുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കഴിയും. അതിനാൽ, ഈ ലേഖനത്തിൽ, ദമ്പതികളുടെ ഗെയിമുകൾ, അവയുടെ സവിശേഷതകൾ, തരങ്ങൾ, ഗുണങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു. ലൈംഗികതയെ ദമ്പതികളുടെ പല വശങ്ങളിലും സഹായിക്കാൻ മാത്രമല്ല, ആനന്ദം ഉണ്ടാക്കാനും കഴിയില്ല. ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് ലൈംഗികത നമുക്ക് നൽകുന്ന നേട്ടങ്ങളിൽ ഇനിപ്പറയുന്നവയുണ്ട്: സമ്മർദ്ദം തടയാനും അത് കുറയ്ക്കാനും സഹായിക്കുന്നു. നമുക്കെല്ലാവർക്കും സങ്കീർണ്ണമായ ജീവിതമുണ്ട്, ഇത് മെച്ചപ്പെടുത്താൻ സഹായിക്കും. പുനരുജ്ജീവിപ്പിക്കുന്നത് ദമ്പതികൾക്ക് പ്രായം തോന്നാൻ സഹായിക്കുന്നു. എൻ‌ഡോർ‌ഫിനുകൾ‌ പുറത്തിറക്കുന്നതിനുള്ള ആത്മാഭിമാനവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്താൻ സഹായിക്കുന്നു നിങ്ങൾക്ക് കാണാനാകുന്നതുപോലെ, അവയെല്ലാം ഗുണങ്ങളാണ്. അതിനാൽ, ലൈംഗികതയുടെ നിലവാരം ഉയർത്താൻ ദമ്പതികളുടെ ഗെയിമുകൾ സഹായിക്കും. പൊരുത്തപ്പെടുന്ന ഈ ഗെയിമുകളിൽ ഭൂരിഭാഗവും കിടക്കയിലെ ഗെയിമുകളാണ്. ലൈംഗിക ബന്ധം ശരിക്കും സുഖകരമാണ്, പക്ഷേ സമയം കടന്നുപോകുമ്പോൾ ദമ്പതികൾക്ക് കൂടുതൽ ഏകതാനത ലഭിക്കാൻ തുടങ്ങുമ്പോൾ ആ മിഥ്യാധാരണ നഷ്ടപ്പെടും. അഭിനിവേശത്തിന്റെ അഗ്നിജ്വാലയെ പുറത്തുപോകാൻ അനുവദിക്കുന്നത് ഇതാണ്. ഇത് തുടരാതിരിക്കാൻ ദമ്പതികൾ സർഗ്ഗാത്മകത പുലർത്തണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. അഭിനിവേശത്തിന്റെ ജ്വാല വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കുന്ന പ്രധാന ദമ്പതികൾ ഗെയിമുകൾ ഏതെന്ന് നോക്കാം. കിടക്കയുടെ ക്ലാസിക്കുകളിലൊന്ന് നമ്മുടെ ശരീരവുമായി കളിക്കുന്നതിന്റെ സംവേദനമാണ്. ഇത് ചെയ്യുന്നതിന്, ഒരു ഐസ് ക്യൂബ് കഴിക്കുക അല്ലെങ്കിൽ ഒരു ചൂടുള്ള പാനീയം കുടിക്കുക. നമുക്ക് ഉത്തേജിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നേരിട്ട് ഐസ് ക്യൂബുകൾ പ്രയോഗിക്കാൻ കഴിയും, അല്ലെങ്കിൽ കുറച്ച് നേരം വായിൽ വയ്ക്കുക (ഒരു ചൂടുള്ള പാനീയം പോലെ അങ്ങനെ പരിശീലിക്കുമ്പോൾ ഓറൽ സെക്സ് അല്ലെങ്കിൽ വികാരം നക്കുക എന്നത് വ്യത്യസ്തമാണ്, ചൂടുള്ള അല്ലെങ്കിൽ തണുത്ത നാവിന് നന്ദി. ക്ലാസിക് ഇറോട്ടിക് ദമ്പതികളുടെ ഗെയിമുകളിൽ ഒന്നാണ് തടവുകാരൻ, അതിൽ ഒരു ദമ്പതികൾക്ക് നീങ്ങാൻ കഴിയാത്തവിധം കൈകൂപ്പി. ഈ ഗെയിമിൽ, ഒരു ക്യാച്ച് സാധാരണയായി അനുകരിക്കപ്പെടുന്നു. ദമ്പതികളിലെ രണ്ട് അംഗങ്ങളിൽ ഒരാൾ കൈകൾ കെട്ടി (പല കേസുകളിലും കാലുകൾ) സന്തോഷം നൽകേണ്ട ചുമതലയുള്ള മറ്റൊരു വ്യക്തിയുടെ കാരുണ്യത്തിലായിരുന്നു. ഈ സാഹചര്യം നിരവധി ആളുകൾക്ക് വളരെ പ്രോത്സാഹജനകമാണ്. മുമ്പത്തെ ഗെയിമിന്റെ ഒരു വ്യതിയാനമാണ് ഡൈസ് ഗെയിം. വ്യത്യസ്ത നമ്പറുകൾ നൽകിയിട്ടുള്ള ദമ്പതികളുടെ രണ്ട് അംഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒന്ന് രണ്ട് ഇരട്ട സംഖ്യകളും മറ്റൊന്ന് വിചിത്രവുമാണ്. തുടർന്ന് ഡൈസ് റോൾ ചെയ്യുക, വിജയിയെ 5 മിനിറ്റ് കെട്ടിയിട്ട് ദമ്പതികളുമായി ആസ്വദിക്കൂ. ചൂടും തണുപ്പും അനുഭവപ്പെടുന്നത് വളരെ മനോഹരമാണെങ്കിൽ, രുചി മികച്ചതാണ്. ഈ ഗെയിമിന്റെ പ്രയോജനം നിങ്ങൾക്ക് ആവശ്യമുള്ള വ്യക്തിയോടൊപ്പമുണ്ടാകാം, അതേ സമയം ചോക്ലേറ്റ്, സ്ട്രോബെറി അല്ലെങ്കിൽ ഐസ്ക്രീം എന്നിവ ഉപയോഗിച്ച് രുചി ആസ്വദിക്കുക എന്നതാണ്. ചില ക്ലാസിക്കുകൾ ശരീരഭാഗങ്ങൾ മറയ്ക്കാനും നാവുകൊണ്ട് വൃത്തിയാക്കാനും ചോക്ലേറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും നിങ്ങൾക്ക് എല്ലാവരുടെയും അഭിരുചി മാറ്റാൻ കഴിയും. ഇയാൾ സ്ട്രോബെറി, ഷാംപെയ്ൻ എന്നിവ ദമ്പതികൾക്കൊപ്പം ലൈംഗികതയോടെ കഴിക്കുന്നു. പ്രധാന കാര്യം നിങ്ങളുടെ കൈകൾ ഉപയോഗിക്കലല്ല, മറിച്ച് എല്ലാം. മസാജ് എല്ലായ്പ്പോഴും സുഖകരവും വിശ്രമവുമാണ്, ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുന്നതിനും ലൈംഗിക ബന്ധത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വളരെ അനുയോജ്യമാണ്. ഒരേ കിടക്കയിൽ തന്നെ മസാജ് ചെയ്യാം, മസാജ് സ്വീകരിക്കുന്ന വ്യക്തി മുഖം താഴ്ത്തി സുഖമായിരിക്കണം. വ്യത്യസ്ത സുഗന്ധങ്ങളുള്ള വ്യത്യസ്ത തരം എണ്ണകൾ ഉണ്ട്, അവ വ്യത്യസ്ത സംവേദനങ്ങൾ ഉണ്ടാക്കുന്നു. എണ്ണയുടെ സ്പർശവും ഗന്ധവും ഭാവവും വളരെ ഉത്തേജകമാക്കുകയും മസാജ് കിടക്കയിൽ ഫോർപ്ലേയ്ക്ക് അനുയോജ്യമാണ്. കിടക്കയിലെ ജ്യൂസാണ് ലൈംഗിക ബോംബുകൾ ആനന്ദത്തിന് പ്രചോദനം നൽകുന്നത്. ഒരു ക്ലോക്ക് എടുക്കുന്നതും നിങ്ങൾക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്ത ഒരു സമയ സ്ലോട്ട് ക്രമീകരിക്കുന്നതും ഉൾപ്പെടുന്ന ലളിതമായ ഗെയിമാണിത്. ഉദാഹരണത്തിന്, 20 മിനിറ്റിനുള്ളിൽ നുഴഞ്ഞുകയറ്റം വിലമതിക്കില്ലെന്ന് അവർ നിങ്ങളോട് പറഞ്ഞാൽ, പക്ഷേ ചുംബനങ്ങൾ, ചുംബനങ്ങൾ, കടികൾ മുതലായവ മാത്രമേ അനുവദിക്കൂ. സമയം കടന്നുപോകാൻ നിങ്ങൾ കാത്തിരിക്കണം. പേപ്പറിന്റെ ഗെയിം ദമ്പതികൾക്ക് ഏറ്റവും ലൈംഗികത നിറഞ്ഞതാണ്. നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയുന്ന വളരെ ലൈംഗികത നിറഞ്ഞ ഗെയിം. അതിൽ രണ്ട് പാത്രങ്ങൾ എടുത്ത് അവയിൽ ഒരു കടലാസ് കഷ്ണം ഇടുന്നു. ലൈംഗികവും ആവേശകരവുമായ പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത ക്രിയകൾ ഓരോ കടലാസിലും വലിച്ചെടുക്കുന്നു, മുലകുടിക്കുക, നക്കുക, കടിക്കുക തുടങ്ങിയവ. മറ്റൊരു കുപ്പിയിൽ ശരീരത്തിന്റെ ഭാഗങ്ങളുള്ള ഒരു രേഖയുണ്ട്. രണ്ട് ഷീറ്റുകളുടെ സംയോജനം നിങ്ങളുടെ പങ്കാളിയോട് എന്തുചെയ്യണമെന്ന് നിങ്ങളോട് പറയും, അതുവഴി അയാൾക്ക് ഒരു യഥാർത്ഥ സന്തോഷം അനുഭവപ്പെടും. മറ്റൊരു പുരാണ ഗെയിം കണ്ണടച്ചതാണ്, കാരണം ഒരു വ്യക്തിക്ക് കാണാൻ കഴിയാത്തപ്പോൾ മറ്റ് ശാരീരിക ഇന്ദ്രിയങ്ങൾ വർദ്ധിക്കുന്നു. ലളിതമായ ദമ്പതികളുടെ ഗെയിമുകളിൽ ഒന്നാണിത്. കണ്ണടച്ച്, ഞങ്ങളെ തൃപ്തിപ്പെടുത്താൻ ദമ്പതികൾ അവരുടെ ജോലി ചെയ്യട്ടെ. ഈ ഗെയിമിൽ ഭാവനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്, തടവുകാരന്റെ കളിയുമായുള്ള സംയോജനം അനുയോജ്യമാണ്. ഭാവനയ്ക്ക് വളരെയധികം നൽകാൻ കഴിയുന്ന ചില ദമ്പതികൾ ഗെയിമുകളുണ്ട്. യുദ്ധം എന്നറിയപ്പെടുന്ന ഒരു ഗെയിം ഉണ്ട്. ഈ ഗെയിമിന് കിടക്കയെ ഒരു പോരാട്ട വലയമാക്കി മാറ്റാൻ കഴിയും. ഇവിടെ അക്രമത്തിന്റെ ആവശ്യമില്ല, പക്ഷേ ഇത് രസകരമായിരിക്കും. ജോഡിയുടെ രണ്ട് അംഗങ്ങൾ അവരുടെ വസ്ത്രങ്ങൾ നീക്കംചെയ്യുകയും പോരാട്ടം ആരംഭിക്കാൻ ഉപയോഗിക്കേണ്ട ഒരു തലയണ കൈവശം വയ്ക്കുകയും വേണം. ഇത് വേദനിപ്പിക്കുന്നതിനെക്കുറിച്ചല്ല എന്നാൽ നല്ല സമയം ആസ്വദിക്കാൻ. ഇത് ഒരു ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആത്യന്തികമായി യുദ്ധത്തെക്കാൾ സ്നേഹത്തിൽ അവസാനിക്കുകയും ചെയ്യും. ദമ്പതികളുടെ അവസാന ഗെയിമുകളെ "എന്റെ വായിൽ എന്താണ് ഇഷ്ടപ്പെടുന്നത് അന്ധമായ ഗെയിമുകളുമായി സംയോജിപ്പിക്കാൻ ഈ ബെഡിംഗ് സെറ്റ് വളരെ അനുയോജ്യമാണ്. അതുപോലെ, ദമ്പതികളിലെ രണ്ട് അംഗങ്ങളിൽ ഒരാൾ കണ്ണടച്ചിരിക്കുമ്പോൾ, മറ്റൊരാൾ വ്യത്യസ്ത ഭക്ഷണങ്ങൾ വായിൽ വയ്ക്കുന്നു: ചോക്ലേറ്റ്, ഐസ്ക്രീം, സ്ട്രോബെറി, മദ്യം, ക്രീം, തുടങ്ങിയവ. കണ്ണടച്ച വ്യക്തിക്ക് മറ്റൊരാളുടെ വായിൽ എന്താണെന്ന് to ഹിക്കുക എന്നതാണ് ലക്ഷ്യം. അത് ശരിയല്ലെങ്കിൽ, കണ്ണടച്ചിട്ടില്ലാത്തയാൾ തന്റെ ശരീരത്തെ ഭക്ഷണത്താൽ പുരട്ടുന്നു, കാണാതായയാൾ അത് നക്കേണ്ടിവരും, കൈകൊണ്ട് ശരീരം വൃത്തിയാക്കരുത്. ഈ വിവരങ്ങളിലൂടെ നിങ്ങൾക്ക് ദമ്പതികളുടെ ഗെയിമുകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും കൂടുതലറിയാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: സ്റ്റൈലിഷ് പുരുഷന്മാർ » യോജിക്കുക » ദമ്പതികളും ലൈംഗികതയും » ദമ്പതികൾ ഗെയിമുകൾ നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. Ubersexual ഉം മെട്രോസെക്ഷ്വലും തമ്മിലുള്ള വ്യത്യാസങ്ങൾ: ഓരോന്നും എന്താണ്? പുരുഷന്മാരുടെ ഫാഷനേയും ജീവിതശൈലിയേയും കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ ഇമെയിലിൽ നേടുക. എ പി വർക്കി സ്മാരക മന്ദിരം എ കെ ജി സെന്ററിന് എതിർവശം Category Select പാചക കുറിപ്പ് കുറിപ്പുകള്‍ ചിത്രങ്ങള്‍ അനുഭവങ്ങള്‍ കുട്ട്യോളുടെ മാഷ് അഭിമുഖം കാർട്ടൂൺ നാടകം പരിപാടികൾ വാർത്തകൾ വിവരണങ്ങള്‍ ലേഖനങ്ങള്‍ പരീക്ഷണങ്ങള്‍ കണക്കിലെ കളികള്‍ ശാസ്ത്രവെളിച്ചം കളിക്കൂട്ടം പുസ്തക പരിചയം കഥ കവിത മുഖമൊഴി uncategorized കോട്ടയം നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് നടപടികള്‍ -2016 ലെ പൊതുതെരഞ്ഞെടുപ്പ് Video Viewer Team ല് ഡൂട്ടിക്ക് ഹാജരാകുന്നതിന് ജീവനക്കാരിയെ വിടുതല് ചെയ്തു ഉത്തരവാകുന്നു ലക്ഷകണക്കിന് കാഴ്ചക്കാരുമായി യുടുബില്‍ ഹിറ്റ്‌ ആകുന്നു ജുവല്‍ മേരിയുടെ എന്ജോയ്‌ എന്ജ്ജമി വേര്‍ഷന്‍ വീഡിയോ, കടലുകള്‍ കടന്നു വൈറല്‍ ആകുന്നു – VIRAL JUNCTION അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കൂടുതലും തനിക് ഇഷ്ടം ഇത്തരത്തില്‍ ഉള്ള സിനിമകളാണ്..എല്ലാ സിനിമകളും ഇനി ചെയ്യില്ല. നടി ഭാവന സെലക്ടീവാകാൻ തീരുമാനിച്ചു. 56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി… അന്ന രാജന്റെ ക്യൂട്ട് ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആവുന്നു ആരാധകര്‍ക്ക് പുത്തന്‍ സമ്മാനവുമായി പ്രിയ താരം സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ?? ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും ഉറപ്പാ.. Home/Uncategorized/ലക്ഷകണക്കിന് കാഴ്ചക്കാരുമായി യുടുബില്‍ ഹിറ്റ്‌ ആകുന്നു ജുവല്‍ മേരിയുടെ എന്ജോയ്‌ എന്ജ്ജമി വേര്‍ഷന്‍ വീഡിയോ, കടലുകള്‍ കടന്നു വൈറല്‍ ആകുന്നു.. ലക്ഷകണക്കിന് കാഴ്ചക്കാരുമായി യുടുബില്‍ ഹിറ്റ്‌ ആകുന്നു ജുവല്‍ മേരിയുടെ എന്ജോയ്‌ എന്ജ്ജമി വേര്‍ഷന്‍ വീഡിയോ, കടലുകള്‍ കടന്നു വൈറല്‍ ആകുന്നു.. ലോക്ക്ഡൌണ്‍ ഉള്ള എല്ലാവരും യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും സജീവമാണ്. പലരും ഇതിനകം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. സിനിമാ താരങ്ങളും കുറവല്ല. അഹാന കൃഷ്ണയും പേർളി മണിയും ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. താരങ്ങളുടെ ബ്ലോഗ് മലയാളികൾ പെട്ടെന്ന് ഏറ്റെടുത്തു. ഈ ആളുകൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം കാഴ്ചകളും ലൈക്കുകളും ലഭിക്കുന്നു. എന്നാൽ ഇപ്പോൾ പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ജുവൽ മേരി പങ്കുവച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. “ആസ്വദിക്കൂ ആസ്വദിക്കൂ” എന്ന ഗാനത്തിന്റെ മറ്റൊരു പതിപ്പിൽ താരം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാടിയ വീഡിയോയും താരം പങ്കുവെച്ച കുറിപ്പും പ്രേക്ഷകർ ശ്രദ്ധിച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: “ഇത് വളരെക്കാലം നിലനിൽക്കുന്ന ഒരു ഗാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ എന്നെ സഹായിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഈ സൈറ്റിലെ എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു! ഞാൻ എന്റെ സ്നേഹവും കഴിവും പ്രകടിപ്പിക്കുന്നു വ്യത്യസ്ത ഗാനങ്ങൾ സൃഷ്ടിക്കാനുള്ള അറിവിനായി, “നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നതിനു പുറമേ, ജുവൽ അവളുടെ പ്രിയപ്പെട്ട ആരാധകരുമായി നിരന്തരം സംവദിക്കുന്നു. വീഡിയോ ഞങ്ങളോടൊപ്പമുണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് ധാരാളം അഭിപ്രായങ്ങൾ ലഭിച്ചു. പുതിയ ഫോട്ടോഷൂട്ടുകളും വീട്ടിലെ അനുഭവങ്ങളും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വീഡിയോ മുഴുവനും കാണുക. Previous പ്രിയ താരത്തിന്‍റെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ എന്റെ പുത്തന്‍ ഡ്രസ്സ്‌ എങ്ങനെ ഉണ്ട് ഗായ്സ്… കരക്കടിഞ്ഞ മത്സ്യകന്യക.. Next ശരണ്യയുടെ വേര്‍പാട് താങ്ങാനാകാതെ സീമ..അവള്‍ തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ..’; അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. Advertisement നീ ഒടിഞ്ഞു പോകും മോനെ എന്ന് Advertisement വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ … അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസം ഡിവോര്‍സ് ആദ്യം കണ്ടപ്പോള്‍ അങ്ങനെ അല്ലായിരുന്നു..വിവാഹത്തിന് ശേഷമാണു പിന്നെ എല്ലാം കണ്ടത്… ഭര്‍ത്താവിന്റെ വാദം ഇങ്ങനെ – VIRAL JUNCTION അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കൂടുതലും തനിക് ഇഷ്ടം ഇത്തരത്തില്‍ ഉള്ള സിനിമകളാണ്..എല്ലാ സിനിമകളും ഇനി ചെയ്യില്ല. നടി ഭാവന സെലക്ടീവാകാൻ തീരുമാനിച്ചു. 56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി… അന്ന രാജന്റെ ക്യൂട്ട് ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആവുന്നു ആരാധകര്‍ക്ക് പുത്തന്‍ സമ്മാനവുമായി പ്രിയ താരം സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ?? ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും ഉറപ്പാ.. Home/Uncategorized/കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസം ഡിവോര്‍സ് ആദ്യം കണ്ടപ്പോള്‍ അങ്ങനെ അല്ലായിരുന്നു..വിവാഹത്തിന് ശേഷമാണു പിന്നെ എല്ലാം കണ്ടത്… ഭര്‍ത്താവിന്റെ വാദം ഇങ്ങനെ.. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസം ഡിവോര്‍സ് ആദ്യം കണ്ടപ്പോള്‍ അങ്ങനെ അല്ലായിരുന്നു..വിവാഹത്തിന് ശേഷമാണു പിന്നെ എല്ലാം കണ്ടത്… ഭര്‍ത്താവിന്റെ വാദം ഇങ്ങനെ.. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം യുവാവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. മേക്കപ്പ് ഇടാതെ ഭാര്യയുടെ മുഖത്തേക്ക് നോക്കിയ യുവാവ് വിവാഹമോചനത്തിന്റെ കാരണം കണ്ടു. ഭാര്യക്ക് താൻ കരുതിയ സൗന്ദര്യം ഇല്ല എന്നതാണ് ഭർത്താവിന്റെ പ്രശ്നം. ഈജിപ്തിലാണ് സംഭവം, മേക്കപ്പില്ലാതെ ഭാര്യയെ കണ്ടപ്പോൾ കോടതിയിൽ പറഞ്ഞു. വിവാഹത്തിന് മുമ്പ്, അവൾ കനത്ത മേക്കപ്പ് ഉപയോഗിച്ച് എന്നെ മയപ്പെടുത്തി. മേക്കപ്പില്ലാതെ കാണാൻ ഭംഗിയില്ലെന്ന് യുവാവ് കോടതിയെ അറിയിച്ചു. തുടർന്ന് യുവാവ് വിവാഹമോചനത്തിന് അപേക്ഷ നൽകി. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ ഫോട്ടോകളിൽ, യുവാവ് ആകർഷകമായ വിവാഹിതനാണ്. എന്നാൽ, ഫോട്ടോകളെല്ലാം മേക്കപ്പോടുകൂടിയതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് യുവാവ് കോടതിയെ അറിയിച്ചു. വിവാഹത്തിന് മുമ്പ് പലതവണ അവളെ കണ്ടിട്ടുണ്ടെന്നും എന്നാൽ മുഴുവൻ സമയവും മേക്കപ്പ് ധരിച്ചിരുന്നതിനാൽ അവളുടെ യഥാർത്ഥ രൂപം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു. തനിക്ക് വിവാഹമോചനം വേണമെന്നാണ് യുവാവ് ഇപ്പോൾ കോടതിയിൽ പറയുന്നത്. Next “” ആണോ…. വീട്ടിലുള്ളവരെ കാണുമ്പോൾ ഈ കൊതി തോന്നുന്നുണ്ടോ?”” അശ്ലീല കമന്റിന് അപർണയുടെ കിടിലന്‍ മറുപടി… കട്ട സപ്പോര്‍ട്ടുമായി ആരാധകർ. അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. Advertisement നീ ഒടിഞ്ഞു പോകും മോനെ എന്ന് Advertisement വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ … അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. ഇവരെ കണ്ടു വേണ്ടേ കുട്ടികള്‍ പഠിക്കാന്‍… അയ്യേ നാണക്കേട് സ്കൂളില്‍ സാറുമാര്‍ തമ്മില്‍ അടിപിടി ഇത് കണ്ടു മൂക്കത്ത് വിരല്‍വെച്ച് കുട്ടികള്‍ സ്കൂള്‍ തുറന്നപ്പോലെ ഇവര്‍ തമ്മില്‍ അടിപിടി തുടങ്ങി… – VIRAL JUNCTION അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കൂടുതലും തനിക് ഇഷ്ടം ഇത്തരത്തില്‍ ഉള്ള സിനിമകളാണ്..എല്ലാ സിനിമകളും ഇനി ചെയ്യില്ല. നടി ഭാവന സെലക്ടീവാകാൻ തീരുമാനിച്ചു. 56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി… അന്ന രാജന്റെ ക്യൂട്ട് ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആവുന്നു ആരാധകര്‍ക്ക് പുത്തന്‍ സമ്മാനവുമായി പ്രിയ താരം സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ?? ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും ഉറപ്പാ.. Home/Uncategorized/ഇവരെ കണ്ടു വേണ്ടേ കുട്ടികള്‍ പഠിക്കാന്‍… അയ്യേ നാണക്കേട് സ്കൂളില്‍ സാറുമാര്‍ തമ്മില്‍ അടിപിടി ഇത് കണ്ടു മൂക്കത്ത് വിരല്‍വെച്ച് കുട്ടികള്‍ സ്കൂള്‍ തുറന്നപ്പോലെ ഇവര്‍ തമ്മില്‍ അടിപിടി തുടങ്ങി… ഇവരെ കണ്ടു വേണ്ടേ കുട്ടികള്‍ പഠിക്കാന്‍… അയ്യേ നാണക്കേട് സ്കൂളില്‍ സാറുമാര്‍ തമ്മില്‍ അടിപിടി ഇത് കണ്ടു മൂക്കത്ത് വിരല്‍വെച്ച് കുട്ടികള്‍ സ്കൂള്‍ തുറന്നപ്പോലെ ഇവര്‍ തമ്മില്‍ അടിപിടി തുടങ്ങി… സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തെച്ചൊല്ലി രണ്ട് അധ്യാപകർ തമ്മിലുള്ള തർക്കം ഒടുവിൽ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിൽ സംഘർഷത്തിൽ കലാശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് സംഭവം. അധ്യാപകൻ ശിവശങ്കർ ഗിരിയും അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരുവരും അവകാശവാദമുന്നയിച്ചതോടെ വിഷയം ഗൗരവമായി കാണുന്നതിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തെ ചൊല്ലി രണ്ട് അധ്യാപകർ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് സംഭവം. അധ്യാപകൻ ശിവശങ്കർ ഗിരിയും അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരുവരും അവകാശവാദമുന്നയിച്ചതോടെ വിഷയം ഗൗരവമായി കാണുന്നതിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ചർച്ച വന്നപ്പോൾ ഓഫീസിൽ ഹാൻഡ്ബോൾ കളി. Previous സിനിമയുടെ ചില ഭാഗങ്ങള്‍ മാത്രം കണ്ടാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിക്കുന്നത്. ആളുകള്‍ സിനിമ കാണട്ടെ, തെറി മാറ്റി നിര്‍ത്തി മറ്റെന്തെങ്കിലും കാണാന്‍ പറ്റട്ടെയെന്നും ആഗ്രഹിക്കുന്നു…. ചുരുളിയിലെ നായികാ പറഞ്ഞത് Next എന്താ ഈ കാണിക്കുന്നത് അവരെ പണി എടുക്കാന്‍ അനുവധിക്കു സഹോദരി പാര്‍വതിയുടെ അടിപൊളി ഫോട്ടോഷൂട്ട് വൈറല്‍ കമന്റുകളുടെ ചാകര.. അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. Advertisement നീ ഒടിഞ്ഞു പോകും മോനെ എന്ന് Advertisement വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ … അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പേരിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിച്ചു. തിരുവനന്തപുരം ഡിവിഷനിൽ പഴയ നിരക്കായ 10 രൂപ തന്നെ ഇനി നൽകിയാൽ മതി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രബല്യത്തിലായതായി അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നേരത്തെ ഇതു 50 രൂപയായി ഉയർത്തിയിരുന്നു. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്ടോബറിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയർത്തിയത്. അതേസമയം, ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലും യാത്രക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പിന്തുടരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ശരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും യാത്രക്കാർ ശ്രദ്ധിക്കണമെന്ന പ്രത്യേക നിർദേശവുമുണ്ട്. യുഎന്‍ വാഹനവ്യൂഹത്തിന് നേരെ ബോംബ് ആക്രമണം; എട്ടുപേര്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് പരിക്ക് ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക് യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ: വ്യക്തമായ തെളിവുണ്ടെന്ന് ഐജി അശോക് യാദവ് കോഴിക്കോട്: പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ(എം) പ്രവർത്തകരായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്താൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് ഐജി അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി എല്ലാംലേഖനംസംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിപീഡിയവിക്കിപീഡിയ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംകവാടംകവാടത്തിന്റെ സംവാദംഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk താളുകൾ സൃഷ്ടിച്ച തിരുത്തുകൾ മാത്രം പ്രദർശിപ്പിക്കുക 14:59, 7 ഡിസംബർ 2021 മാറ്റം നാൾവഴി +310‎ (ചെ ഈച്ച ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 14:38, 7 ഡിസംബർ 2021 മാറ്റം നാൾവഴി +903‎ (ചെ മൂട്ട ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 08:07, 2 ഡിസംബർ 2021 മാറ്റം നാൾവഴി +16‎ (ചെ അടിപ്പാവാട ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് Newcomer task 07:47, 1 ഡിസംബർ 2021 മാറ്റം നാൾവഴി +160‎ (ചെ ജട്ടി ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് Reverted 07:39, 1 ഡിസംബർ 2021 മാറ്റം നാൾവഴി +637‎ (ചെ ചിലമ്പ് ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 07:30, 1 ഡിസംബർ 2021 മാറ്റം നാൾവഴി +581‎ (ചെ വഴിച്ചാൽ ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 07:18, 1 ഡിസംബർ 2021 മാറ്റം നാൾവഴി +668‎ (ചെ ആനത്തുമ്പി ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 06:56, 1 ഡിസംബർ 2021 മാറ്റം നാൾവഴി +915‎ (ചെ അടിപ്പാവാട ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് Newcomer task 07:54, 12 നവംബർ 2021 മാറ്റം നാൾവഴി +6‎ ഉപയോക്താവ്:Kodakara Rajeev ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 07:52, 12 നവംബർ 2021 മാറ്റം നാൾവഴി +1,105‎ (ചെ ഉപയോക്താവ്:Kodakara Rajeev ‎ വിവരണങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 07:38, 12 നവംബർ 2021 മാറ്റം നാൾവഴി +19‎ (പു ഉപയോക്താവ്:Kodakara Rajeev ‎ 'Rajeev kodakara' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത് 05:03, 12 നവംബർ 2021 മാറ്റം നാൾവഴി +270‎ (പു വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ ‎ Kodakara Rajeev എന്ന ഉപയോക്താവ് വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ എന്ന താൾ വിക്കിപീഡിയ:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു നിലവിലുള്ളത് 05:03, 12 നവംബർ 2021 മാറ്റം നാൾവഴി 0‎ (ചെ വിക്കിപീഡിയ:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ ‎ Kodakara Rajeev എന്ന ഉപയോക്താവ് വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ എന്ന താൾ വിക്കിപീഡിയ:യന്ത്രത്തിനു വായിക്കാനാവുന്ന നിർമ്മിതി വിവരങ്ങൾ ഇല്ലാത്ത പ്രമാണങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 11:15, 22 ഒക്ടോബർ 2021 മാറ്റം നാൾവഴി +15‎ (പു വിക്കിപീഡിയ:Link rot ‎ 'Rajeev kodakara' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 12:36, 9 ഒക്ടോബർ 2021 മാറ്റം നാൾവഴി +250‎ വിക്കിപീഡിയ സംവാദം:സഹായമേശ ‎ →‎Rajeev kodakara: പുതിയ ഉപവിഭാഗം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് Reverted Kodakara Rajeev: ഉപതാളുകൾ · അവകാശങ്ങൾ · സംഭാവനകളുടെ സംഗ്രഹം · സൃഷ്ടിച്ച ലേഖനങ്ങൾ · അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ · ആഗോള അംഗത്വം · ആഗോള സംഭാവനകൾ കണ്ണൂര്‍: യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് കണ്ണൂരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് കസേരകളിയാണ് ഇതുവരെ നടന്നതെന്നും ഇരുമുന്നണികളും ഇതുവരെ അഴിമതിയാണ് നടത്തിയതെന്നും നദ്ദ ആരോപിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സിപിഎമ്മും കോൺഗ്രസും കൂട്ടുകെട്ടിലാണ്. എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്വപ്നയുടെ സ്വർണ്ണക്കടത്ത് കേസും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സരിതയുടെ സോളാർ കേസും ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാർ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തെ എതിർക്കുകയാണെന്നും നദ്ദ ആരോപിച്ചു. കേന്ദ്രത്തിന്റ പദ്ധതികളിലൂടെയാണ് കേരളത്തിൽ വലിയ വികസനം എത്തുന്നതെന്ന് പറഞ്ഞ നദ്ദ, മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്രമാണെന്നും പ്രതികരിച്ചു. പുറ്റിങ്ങൽ അപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓടിയെത്തി. പക്ഷെ, മൻമോഹൻ സിംഗിന്റെ കാലത്ത് കേരളത്തെ തിരിഞ്ഞു നോക്കിയില്ലെന്നും നദ്ദ കുറ്റപ്പെടുത്തി. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റും കഴിഞ്ഞുപോയിരിക്കുന്നു.പ്രവാസികള്‍ക്കുവേണ്ടിയും പ്രവാസി വിഹിതത്തെയും ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന പദ്ധതികള്‍ സംബന്ധിച്ച് പറഞ്ഞു തുടങ്ങും മുമ്പ് മൂന്ന് കാര്യങ്ങള്‍ പ്രധാനമായും പരിശോധിക്കേണ്ടതുണ്ട്. ഇതിനുശേഷമാണ് സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് എത്തിയത്.ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ പ്രവാസി വിഷയങ്ങള്‍ സംബന്ധിച്ച് ഒരു ഒഴുക്കന്‍ പ്രഖ്യാപനമാണുണ്ടായത്.തൊട്ടുപിന്നാലെയെത്തിയ ബജറ്റ് അവതരണത്തിലാണെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ വലുതായൊന്നും ഉണ്ടായിരുന്നില്ല. ഗള്‍ഫ് നാടുകളിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെുയം യഥാര്‍ത്ഥ സ്ഥിതി പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള തത്രപ്പാട് മാത്രമാണ്.ഈ അവസ്ഥയില്‍ അവരുടെ നിലവിലുള്ള ആസ്തികള്‍ ഉപോയിഗിച്ചുതന്നെ വലിയൊരു അവസരം ഉണ്ടാക്കി നല്‍കാന്‍ സാധിക്കും.സ്വന്തമായി ഒരു വീട് അല്ലെങ്കില്‍ ഫ്‌ളാറ്റ്‌,കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവും ഇത്രയുമാണ് ഓരോ പ്രവാസിയുടെയും വലിയ സ്വപ്‌നം.ഇതുകഴിഞ്ഞ് മാത്രമേ അവര്‍ നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചൊക്കെ ചിന്തിക്കുകയുള്ളു.കിഫ്ബി പോലുള്ള വലിയ പദ്ധതികളെക്കാള്‍ പ്രവാസികള്‍ക്ക് ഉള്‍ക്കൊള്ളാനും കൂടുതല്‍ വ്യക്തതവരുന്നതുമായ ലളിതമായ പദ്ധതികള്‍ക്ക് അവസരങ്ങളുണ്ട്. ഇന്ന് കേരളത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും കണക്കെടുത്താല്‍ അവയില്‍ 90 ശതമാനവും പ്രവാസികളുടേതായിരിക്കും.നാട്ടിലൊരു സുരക്ഷിതനിക്ഷേപം എന്ന നിലയിലാണിത്.ജില്ലാതലത്തിലോ സദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴിയോ ഇത്തരം വീടുകളുടെയും ഫ്‌ളാറ്റുകളുടെയും കണക്കെടുത്ത് അത് സര്‍ക്കാരോ ടൂറിസം വകുപ്പോ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന സംവിധാനത്തെ കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ. ഇതുതന്നെയാണ് പ്രവാസികള്‍ നാട്ടില്‍ സൂക്ഷിക്കുന്ന വാഹനങ്ങളുടെയും കാര്യം.അതില്‍ സാധാരണ കാര്‍ മുതല്‍ ആഡംബര വാഹനങ്ങള്‍വരെയുണ്ട്.പലര്‍ക്കും ഇത് നാട്ടില്‍ സൂക്ഷിക്കുന്നതുതന്നെ ഇപ്പോള്‍ വലിയ ബാധ്യതയാണ്. ഉടമകള്‍ വുരമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാവുന്നവിധം ഈ ഫ്‌ളാറ്റുകളുടെയും വാഹനങ്ങളുടെയും സൂക്ഷിപ്പ് ക്രമീകരിച്ചാല്‍ ഇവയുടെ വിനിമയം ഏറെ വരുമാനം നേടിക്കൊടുക്കുന്നതാവും. ഇത്തരം ലളിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ വരുമാനത്തിനൊപ്പം സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമാത്രം.പ്രവാസികളുടെ ക്ഷേമനിധി പെന്‍ഷന്‍ രണ്ടായിരമാക്കി ഉയര്‍ത്തിയത് സ്വാഗതാര്‍ഹമാണ്.അവരുടെ വരുമാനം നോക്കി അംശാദായം വാങ്ങാതെ തന്നെ പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ദേശാഭിമാനി കൊച്ചി യൂണിറ്റ് ഡി റ്റി പി വിഭാഗം ചീഫ് ഇ കെ ബി ഓപ്പറേറ്റര്‍ അജിത്‌ കുമാര്‍ അന്തരിച്ചു ലോകത്തെ ഏറ്റവും ധനികരായ നൂറ് പേരില്‍ അഞ്ച് മലയാളികള്‍ ലോകത്തെ പ്രായം കുറഞ്ഞ സി എക്കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദുബായിലെ റോഡുകള്‍: ക്ഷമിക്കൂ, ശ്രദ്ധിക്കൂ…. ജീവന്‍ പരിപാലിക്കാം യു എ ഇയിൽ ഒരാഴ്ച്ച സർക്കാർ അവധി കുവൈറ്റില്‍ വിദേശതൊഴിലാളികളെ നിയമിക്കുന്നത്‌ ബുധനാഴച്ച പുനരാരംഭിക്കും വി ആര്‍ കൃഷ്ണയ്യരുടെ ജീവചരിത്രവുമായി ‘ഇതിഹാസം ഈ ജീവിതം’ ഡ്രോണും ഓക്കേ ഗോ ബാന്‍ഡും തരംഗം സൃഷ്ടിക്കുന്നു ദേശാഭിമാനി കൊച്ചി യൂണിറ്റ് ഡി റ്റി പി വിഭാഗം ചീഫ് ഇ കെ ബി ഓപ്പറേറ്റര്‍ അജിത്‌ കുമാര്‍ അന്തരിച്ചു Shaji on ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുന്നു Sija S on പത്മജ രാധാകൃഷ്ണൻ അന്തരിച്ചു Daniel MK on ഒരേദിനം രണ്ട് യുവതികളുടെ മരണം; കാനഡയിലെ മലയാളിസമൂഹത്തിന് ഇത് ‘ദുഖവെള്ളി’ Joseph X Thavundayil on ഒരേദിനം രണ്ട് യുവതികളുടെ മരണം; കാനഡയിലെ മലയാളിസമൂഹത്തിന് ഇത് ‘ദുഖവെള്ളി’ Jaseem k s on ന്യൂയോർക്കിന്റെ തനിയാവർത്തനങ്ങൾ ഉണ്ടാകരുത് സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5962 പേർക്ക്; 11 മരണം, 2474 പേർക്ക് രോഗമുക്തി, 5088 പേർക്ക് രോഗബാധ സംബർക്കത്തിലൂടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5962 പേർക്ക്; 11 മരണം, 2474 പേർക്ക് രോഗമുക്തി, 5088 പേർക്ക് രോഗബാധ സംബർക്കത്തിലൂടെ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104 സൗത്ത് ആഫ്രിക്ക (7 ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 188 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 989, എറണാകുളം 710, മലപ്പുറം 596, കണ്ണൂര്‍ 438, തിരുവനന്തപുരം 337, കോട്ടയം 381, ആലപ്പുഴ 329, തൃശൂര്‍ 305, കൊല്ലം 275, കാസര്‍ഗോഡ് 207, പാലക്കാട് 88, ഇടുക്കി 189, പത്തനംതിട്ട 131, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കോഴിക്കോട് 4, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 144, കൊല്ലം 167, പത്തനംതിട്ട 68, ആലപ്പുഴ 196, കോട്ടയം 337, ഇടുക്കി 46, എറണാകുളം 137, തൃശൂര്‍ 207, പാലക്കാട് 130, മലപ്പുറം 253, കോഴിക്കോട് 425, വയനാട് 17, കണ്ണൂര്‍ 303, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,68,827 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1270 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 403 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി കോവിഡ് രോഗിയായ വയോധികക്ക് "കലിമ" ചൊല്ലിക്കൊടുത്ത് യാത്രയാക്കിയത് ഡോക്ടർ രേഖ: യുവ ഡോക്ടർക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ 14 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റിൽ; പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിലാകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ജനുവരി 1 മുതൽ ഈ പറയുന്ന ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല ഞാന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട; കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ, പിന്നാലെ മരുമകള്‍ക്ക് കോവിഡ് Covid 19 ഫലമറിയാൻ നിന്നില്ല മലപ്പുറത്ത് വനിതാ എൽഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു Gold Rate ജിഎസ്ടി പേയ്‌മെന്റുകൾ ബിസിനസ്സ് ടിപ്സ് ശമ്പളം വരുമാന നികുതി ടാലി വാർത്ത അക്കൗണ്ടിങ്ങും ഇൻവെന്ററിയും View More ശമ്പളം വരുമാന നികുതി ടാലി വാർത്ത അക്കൗണ്ടിങ്ങും ഇൻവെന്ററിയും ഒരു കോൺ‌ഫെക്ഷനറി ബിസിനസ്സ് എങ്ങനെ ആരംഭിക്കാം ലോകത്തെ ഒരു ആഗോള പാൻഡെമിക് ബാധിച്ചു, മിക്കവാറും എല്ലാ രാജ്യങ്ങളും ഈ കാലയളവിൽ ഒരു ലോക്ക്ഡൗണിലൂടെ കടന്നുപോയി. നമ്മിൽ മിക്കവർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഈ വേഗതയേറിയ ലോകത്ത് ആളുകളെ വീട്ടിൽ തന്നെ തുടരാൻ ഇത് നിർബന്ധിച്ചു. ബേക്കറികൾ, റെസ്റ്റോറന്റുകൾ, മിഠായി കടകൾ എന്നിവ അടച്ചുപൂട്ടി, ഈ സമയത്താണ് അവ നമ്മുടെ ജീവിതത്തിൽ എത്ര പ്രധാനമെന്ന് മനസ്സിലായത്. നമ്മളിൽ ഭൂരിഭാഗവും ഞങ്ങളുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിലൂടെ ലോകത്തെ ബോധവാന്മാരാക്കുകയും ചെയ്തുവെങ്കിലും, ഇത് ഒന്നോ രണ്ടോ ദിവസത്തെ കഥ മാത്രമായിരുന്നു. ഞങ്ങളുടെ റെസ്റ്റോറന്റുകളും ഞങ്ങളുടെ സായാഹ്ന മഞ്ചികളോ അർദ്ധരാത്രി ലഘുഭക്ഷണങ്ങളോ നൽകിയ മിഠായി സ്റ്റോറുകൾ ഞങ്ങൾക്ക് നഷ്‌ടമായി. കാലക്രമേണ അർത്ഥം മാറിയതിനാൽ മിഠായി നിർവചിക്കാൻ പ്രയാസമാണ്. നേരത്തെ, മധുരപലഹാരങ്ങളും ബേക്കറി ഇനങ്ങളും പ്രധാനമായും താൽപ്പര്യമുള്ള കുട്ടികളുമുള്ള ഒരു ഷോപ്പായിരുന്നു ഇത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മിഠായികളും കുക്കികളും വിറ്റു. എന്നാൽ കാലക്രമേണ, ഒരു മിഠായി കടയിലെ ഇനങ്ങളുടെ പട്ടിക വർദ്ധിച്ചു, അവ ഞങ്ങൾക്ക് ഒരു ടക്ക് ഷോപ്പ് പോലെയായി, ചിപ്സ്, സോഡകൾ, ചോക്ലേറ്റുകൾ, വാട്ട്നോട്ട് എന്നിവപോലുള്ള എല്ലാത്തരം തൽക്ഷണ ലഘുഭക്ഷണങ്ങളും സൂക്ഷിക്കുന്നു. ഇന്റർനെറ്റ് യുഗത്തോടെ, ലോകവുമായി കണക്റ്റുചെയ്യാനും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ഭക്ഷണങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പ്രവേശനം നേടാനും ഞങ്ങൾക്ക് എളുപ്പമാണ്. തൽഫലമായി, മിഠായികൾക്കായുള്ള ഡിമാൻഡ് വർദ്ധിച്ചു, കാരണം അവ തൽക്ഷണ പാക്കറ്റുകൾ ഞങ്ങളുടെ പ്രാദേശിക വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള മാധ്യമമാണ്. ഇത് വലിയ ലാഭത്തിന്റെ വിപണിയാണ്, നഗര നഗരങ്ങളിൽ ആവശ്യം കൂടുതലാണ്. ഇത് വളരെ രസകരവും ലാഭകരവുമായ സ്റ്റാർട്ടപ്പ് ആശയമാണ്. ഒരാൾക്ക് എങ്ങനെ ഒരു മിഠായി ബിസിനസ്സ് ആരംഭിക്കാമെന്ന് നോക്കാം: ഏതുതരം മിഠായി ഷോപ്പാണ് നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കുക. ഇത് ഒരു റീട്ടെയിൽ ഷോപ്പ് മാത്രമാണോ അതോ നിങ്ങൾക്ക് ഇൻ–ഹൗസ് ഷെഫ്സാൻഡ് നിങ്ങളുടെ സ്വന്തം ഉൽ‌പ്പന്നങ്ങൾ വിൽക്കും. നിങ്ങളുടെ എത്തിച്ചേരൽ എന്താണെന്ന് തീരുമാനിക്കുക. നിങ്ങൾക്ക് ഒരു ഓഫ്‌ലൈൻ സ്റ്റോർ അല്ലെങ്കിൽ ഒരു ഓൺലൈൻ സ്റ്റോർ വേണമെങ്കിൽ? ഇത് ഒരു ഓഫ്‌ലൈൻ സ്റ്റോറാണെങ്കിൽ, അതിന് ഒരു ഇരിപ്പിടമുണ്ടോ, അല്ലെങ്കിൽ പിക്ക് അപ്പുകൾക്ക് മാത്രം ലഭ്യമാണോ അല്ലെങ്കിൽ നിങ്ങൾ ഡെലിവറികളും കൈമാറും. ഇത് ഒരു ഓൺലൈൻ സ്റ്റോറാണെങ്കിൽ, നിങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാൻ പോകുന്ന സംഭരണ മേഖല, നിങ്ങളുടെ സേവന മേഖല എന്തായിരിക്കും. ആദ്യം നിങ്ങളുടെ ബിസിനസ്സിന്റെ വലുപ്പം എന്തായിരിക്കുമെന്ന് ഒരു പ്ലാൻ തയ്യാറാക്കുക. നിങ്ങൾ വിപണിയിൽ അഭിവൃദ്ധി പ്രാപിക്കുകയും വിൽപ്പന സാധനങ്ങൾ നശിക്കുകയും സംഭരിക്കാനാകാത്തതിനാൽ മിഠായി ബിസിനസിന് നിക്ഷേപവും സമയവും ആവശ്യമാണ്. ഒരാൾ എല്ലായ്പ്പോഴും മോശം ദിവസങ്ങളിൽ തയാറാകണം, അതിനാൽ ദിവസേന ഉൽപാദിപ്പിക്കുന്ന തുകയും ശ്രദ്ധിക്കണം. നിങ്ങളുടെ മിഠായി ബിസിനസിന്റെ സ്ഥാനം വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇതിനകം തന്നെ നിരവധി സ്റ്റോറുകൾ ലഭ്യമായ സ്ഥലത്ത് നിന്ന് നിങ്ങളുടെ ഷോപ്പ് അകറ്റിനിർത്താൻ ശ്രമിക്കുക. ജനസാന്ദ്രതയുള്ള പ്രദേശത്ത് ഓപ്പണ സ്റ്റോർ അതിനാൽ ചുറ്റും മത്സരാർത്ഥികൾ ഉണ്ടെങ്കിലും, നിങ്ങളിൽ നിന്ന് ആളുകൾ എപ്പോഴും വാങ്ങുന്നു. നിങ്ങളുടെ എല്ലാ ഉപകരണങ്ങളും സജ്ജമാക്കാൻ പര്യാപ്തമായതും ചുട്ടുപഴുപ്പിച്ച ഇനങ്ങൾക്ക് സംഭരണ സ്ഥലമുള്ളതുമായ ഒരു സ്ഥലം വാങ്ങുക അല്ലെങ്കിൽ വാടകയ്ക്ക് എടുക്കുക. പ്രധാന പ്രാധാന്യമുള്ള ഒരു മിഠായി കടകൾ തുറക്കാൻ അനുമതി വാങ്ങുക. ഭക്ഷണവുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്റ്റോർ തുറക്കുന്നതിന്, ഒരു മിഠായി ഷോപ്പ് ബിസിനസ്സ് ആരംഭിക്കുന്നതിന് ലൈസൻസ് ലഭിക്കുന്നതിന് നിങ്ങൾ സർക്കാരിൽ നിന്ന് നിരവധി അംഗീകാരങ്ങൾ എടുക്കുകയും നിരവധി പരിശോധനകൾക്ക് വിധേയമാക്കുകയും വേണം. ഒന്നാമതായി, വാണിജ്യപരമായ ചട്ടങ്ങൾ അനുസരിച്ച് നിങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നതിനാൽ വാണിജ്യപരമായി സ്ഥലത്തിന്റെ ഉപയോഗം സംബന്ധിച്ച് നിങ്ങൾ ഭൂവുടമയുടെ (നിങ്ങളുടെ സ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ടെങ്കിൽ) അനുമതി വാങ്ങേണ്ടിവരും. മിഠായി ബിസിനസ്സ് സജ്ജീകരിക്കുന്നതിന് നിങ്ങൾ നാലഞ്ചോളം ലൈസൻസുകൾക്ക് അപേക്ഷിക്കേണ്ടതുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ, എഫ്എസ്എസ്എഐ ലൈസൻസ്, ഫയർ ലൈസൻസ്, ലോക്കൽ മുനിസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് ലൈസൻസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഒരു മുൻവ്യവസ്ഥയാണ്. നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ നൽകുന്ന ഒരു വിതരണക്കാരൻ ഇല്ലാതെ നിങ്ങൾക്ക് ഒരു മിഠായി ബിസിനസ്സ് നടത്താൻ കഴിയില്ല. അതിനാൽ, നിങ്ങൾ വിൽക്കുന്ന ഇനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുക. പ്രാദേശിക നിർമ്മാതാക്കളുമായി അവരെ സംയോജിപ്പിച്ച് അവ പ്രോത്സാഹിപ്പിക്കാനും അവയിൽ നിന്ന് കൂടുതൽ കാലം നിലനിൽക്കാത്ത ഇനങ്ങൾ നേടാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഉൽ‌പ്പന്ന ലഭ്യതയും വൈവിധ്യമാർ‌ന്നതും നിങ്ങൾ‌ക്ക് വിട്ടുവീഴ്ച ചെയ്യാൻ‌ കഴിയുന്ന ഒന്ന് ഓർക്കുക. നിങ്ങളുടെ സ്റ്റോക്ക് പൂർത്തിയായതുകൊണ്ട് നിങ്ങളുടെ ഉപയോക്താക്കൾ വെറുതെ പോകരുത്. ഇതിന് എല്ലായ്‌പ്പോഴും മെച്ചപ്പെടുത്തലിന്റെ സാധ്യതയുണ്ട്, പക്ഷേ ആളുകളെ സന്തോഷിപ്പിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരു അടിസ്ഥാന മെനു തീരുമാനിക്കുക. മെനുവിൽ നിന്നുള്ള ഇനങ്ങൾ എല്ലായ്പ്പോഴും ലഭ്യമാക്കി നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അഭിരുചി വികസിപ്പിക്കുന്നതിന് ഉപഭോക്താവിന് സമയം നൽകുക. ആ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ നിങ്ങൾ ഒരു നല്ല റഫ്രിജറേഷൻ യൂണിറ്റ്, ഓവനുകൾ, സ്റ്റവ് മുതലായവ ഉണ്ടെന്ന് ഉറപ്പാക്കുക. ഇതിൽ വിട്ടുവീഴ്ച ചെയ്യരുത്. ഒരു മിഠായി ബിസിനസ്സ് ലാഭത്തിനായി മാത്രം തുറക്കപ്പെടുന്നില്ല എന്നത് സാധാരണയായി ശ്രദ്ധയിൽ പെടുന്നു. ക്രിയേറ്റീവ് പ്രാതിനിധ്യത്തിന്റെയും നൈപുണ്യ പ്രദർശനത്തിന്റെയും വലിയ ഉറവിടമാണിത്. കല മനസിലാക്കുകയും ഗുണനിലവാരത്തിലും അഭിരുചികളിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു റീട്ടെയിൽ മിഠായി ഷോഫയർ ഷെഫുകളും ബേക്കറുകളുമാണെങ്കിൽ. നിങ്ങൾക്ക് കൂടുതൽ വൈവിധ്യമുണ്ട്, നിങ്ങൾ കൂടുതൽ ജനപ്രിയമാകും. അതോടൊപ്പം, സേവനം, ബില്ലിംഗ്, ലോഡിംഗ്, ഷിഫ്റ്റിംഗ് മുതലായ ജോലികൾ ചെയ്യുന്ന ഇൻ–ഹൗസ് സ്റ്റാഫ് ഉണ്ടായിരിക്കുക. നിങ്ങൾക്ക് ഒരു സ്റ്റോർ ഉണ്ടായിരിക്കുകയും അത് വലുതായി നിർമ്മിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ, ഓരോരുത്തരിലും നിങ്ങളെ സഹായിക്കുന്ന വിശ്വസ്തരായ ഒരു കൂട്ടം ആളുകൾ ഇത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ജോലിയല്ല എന്നതിനാൽ ലെവൽ. ഇൻ‌-ഹൗസ് സ്റ്റാഫിനൊപ്പം, ഡെലിവറി സേവനത്തിനായി നിങ്ങൾ‌ നിങ്ങളുടെ ചക്രവാളം തുറക്കുകയാണെങ്കിൽ‌, നിങ്ങളുടെ ചുട്ടുപഴുത്ത ഇനങ്ങൾ‌ ശ്രദ്ധാപൂർ‌വ്വം കൈകാര്യം ചെയ്യാനും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താനും കഴിയുന്ന ഡെലിവറി വ്യക്തികൾ‌ പോകാൻ തയ്യാറാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു ടീം നിർമ്മിക്കുക! നിങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളുടെ പാറ്റേൺ പിന്തുടരുക, ഒപ്പം അവർ ആഗ്രഹിക്കുന്ന വിവിധതരം ഉൽപ്പന്നങ്ങൾ മനസ്സിൽ വയ്ക്കുക. സ്റ്റോക്കുകളും നിങ്ങളുടെ ഉൽ‌പ്പന്നങ്ങളുടെ ഗുണനിലവാരവും നിലനിർത്തുക. അവർ ആവശ്യപ്പെടുന്ന സേവനം അവർക്ക് നൽകുകയും അവരുടെ ചോദ്യങ്ങളും ആശങ്കകളും ശ്രദ്ധിക്കുകയും ചെയ്യുക. മിഠായി ബിസിനസ്സിൽ ആളുകൾ ഫാൻസി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് ഒഴിഞ്ഞുമാറരുത്, അതിനാൽ നിങ്ങൾ അവ വിൽക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ കടന്നുകയറുക, ചില സാധ്യതകൾ അവയും വാങ്ങാൻ തയ്യാറാകുമെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ലാഭം നേടാനാവില്ല . നിങ്ങളുടെ ബേക്കറി ബിസിനസ്സ് നിയന്ത്രിക്കുന്നതിന് സാങ്കേതികവിദ്യ സ്വീകരിക്കുക: നിങ്ങളുടെ കേക്ക് ബേക്കറിയിൽ വിൽക്കുന്ന സാധനങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് അറിയുക. അനായാസമായി പൂർത്തിയാക്കുന്ന ഇൻവെന്ററി മാനേജുമെന്റ് അപ്ലിക്കേഷൻ ഉപയോഗിക്കാൻ ആരംഭിക്കുക. ആശയക്കുഴപ്പമില്ലാതെ ഇന്ത്യയിലെ ചെറുകിട ബിസിനസ്സ് ഒറ്റയ്ക്കോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുമായോ കൈകാര്യം ചെയ്യുന്നത് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ബേക്കറി ഷോപ്പ് പ്രവർത്തിപ്പിക്കാനും സാധനങ്ങൾ കൈകാര്യം ചെയ്യാനും അക്ക ing ണ്ടിംഗ് കാര്യങ്ങൾ എളുപ്പമാക്കാനും സഹായിക്കുന്നതിന് ഒരു ബിസിനസ് അക്ക ing ണ്ടിംഗ് സോഫ്റ്റ്വെയർ പരിഗണിക്കുക. അവിടെയുള്ള മിക്ക ബേക്കറി ഷോപ്പ് ഉടമകളും അവരുടെ ജീവിതം സുഗമമാക്കുന്നതിന് ജിഎസ്ടി അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു. നിങ്ങളുടെ മിഠായി കടയ്‌ക്കായി ഒരു വെബ്‌സൈറ്റ് വികസിപ്പിക്കുക, അവിടെ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ സ്ഥാപിച്ച് ഓൺലൈനിൽ വിൽക്കാൻ കഴിയും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുക. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പേജുകൾ സ്ഥാപിക്കുന്നതും ശക്തമായ ഒരു എസ്.ഇ.ഒ വികസിപ്പിക്കുന്നതും ഓഫ്‌ലൈനിൽ മാർക്കറ്റിംഗിൽ നിക്ഷേപിക്കുന്നതും നിങ്ങളുടെ മിഠായി ബിസിനസ്സിലേക്ക് മികച്ച പ്രേക്ഷകരെ ആകർഷിക്കും. കിഴിവുകളും അതിശയകരമായ ഓഫറുകളും ഉപയോഗിച്ച് പരസ്യങ്ങൾ ഇടുന്നത് എല്ലായ്പ്പോഴും ഒരു പ്ലസ് ആണ്. ഓൺ‌ലൈനിനൊപ്പം, ബിസിനസ്സ് പ്രചരിപ്പിക്കുന്നതിന് ഓഫ്‌ലൈൻ രീതികൾക്കായി ചെലവ് ആവശ്യമാണ്. ഒരു ഉപഭോക്താവ് വരുമ്പോഴെല്ലാം പഴയ സ്കൂളിൽ പോയി ഞങ്ങളുടെ ലഘുലേഖ കൈമാറുക. നിങ്ങൾക്ക് ഒരു ഓഫ്‌ലൈൻ സ്റ്റോർ ഉള്ളതിനാൽ മിക്ക ഉപഭോക്താക്കളും ഭാവി റഫറൻസിനായി നിങ്ങളുടെ നമ്പർ സംരക്ഷിക്കും, നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ബിസിനസ്സിൽ നിക്ഷേപിക്കാനും നിങ്ങളുടെ ബിസിനസ് പ്രചരിപ്പിക്കുന്നതിന് അതിന്റെ മാർക്കറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാനും കഴിയും. ഇത് ഉപയോഗിക്കാൻ സൗകര്യപ്രദവും ഡിജിറ്റലായി ഒരു വ്യക്തിഗത സ്പർശം നൽകുന്നു, കാരണം മീഡിയം ഒന്ന് മുതൽ ഒന്ന് വരെ സന്ദേശമയയ്ക്കൽ ആണ്, ഇത് ഉപഭോക്താക്കളിലേക്ക് ഭാവി മാറ്റുന്നതിനുള്ള മികച്ച വ്യവസ്ഥകളിലൊന്നായി മാറിയിരിക്കുന്നു. അവരെ മനോഹരമായി അഭിവാദ്യം ചെയ്യുകയും അവർക്ക് പ്രാധാന്യം നൽകുകയും ചെയ്യുക. ഭക്ഷ്യ–ലഘുഭക്ഷണ ബിസിനസ്സ് വരും വർഷങ്ങളിൽ ഇനിയും കൂടുതൽ വികസിക്കാൻ സാധ്യതയുണ്ട്, അതിനാലാണ് ഭാവിയിൽ ബിസിനസ്സ് ചെയ്യുന്നത് കാണുന്ന ധാരാളം ആളുകളെ ഇത് ആകർഷിക്കുന്നത്. വളരെയധികം വിഭവങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ചിപ്സ് അല്ലെങ്കിൽ മഫിനുകൾ കഴിച്ചാൽ മാത്രം എല്ലാവരും സ്വയം ഒരു ഉപജ്ഞാതാവായി സ്വയം കരുതുന്നു. അവരെ ആകർഷിക്കാൻ പ്രയാസമാണ്, പക്ഷേ ഒരിക്കൽ അവർ മതിപ്പുളവാക്കിയാൽ, അവർ നിങ്ങളുടെ വിശ്വസ്ത ഉപഭോക്താവായിരിക്കുമെന്ന് നിങ്ങൾക്കറിയാം അടിസ്ഥാനകാര്യങ്ങൾ മനസ്സിൽ സൂക്ഷിച്ച് പ്രക്രിയ ആസ്വദിക്കൂ! വിജയകരമായ പലചരക്ക് കട തുറക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ ഗൈഡ് ഹസൻ നിക്കി കിരാന സ്റ്റോറിനായുള്ള കോഡുകൾ മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ(दुर्योधन ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ എന്നാണ് ശരിയായ പേര്. ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൗരവനന്ദനൻ, കൗരവേന്ദ്രൻ, കൗരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിലുണ്ട് .ദുര്യോധനന്റെ ജനനസമയത്തുണ്ടായ ചില ദുർന്നിമിത്തങ്ങൾ കണ്ട്‌ ആകുലനായ ധൃതരാഷ്ട്ര മഹാരാജാവ് പ്രാജ്ഞനായ തന്റെ അനുജൻ വിദുരരേയും മറ്റു ബ്രാഹ്മണമുഖ്യന്മാരേയും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല. പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൗരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി.അതിനു കാരണവുമുണ്ട് .പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമൻ ചെറുപ്പത്തിൽത്തന്നെ കൗരവാദികളേയും ദുര്യോധനനെയും ഉപദ്രവിക്കുക പതിവായിരുന്നു .ഭീമന് ഇത് കേവലം കുട്ടിക്കളിയായിരുന്നെങ്കിലും കൗരവർക്ക് ഇത് അസഹ്യമായിത്തീർന്നു ഭീമനിൽ നിന്നും രക്ഷപ്പെടാൻ ദുര്യോധനാദികൾ ആഗ്രഹിച്ചു അതിനായി ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു.എളുപ്പത്തിൽ തീ പിടിക്കുന്ന ഒരുതരം അരക്കുകൊണ്ടായിരുന്നു ആ ഗൃഹം പണി കഴിപ്പിച്ചത് പാണ്ഡവരെ അതിൽ അകപ്പെടുത്തി ചുട്ടു കൊല്ലാനായിരുന്നു ദുര്യോധനന്റെ ഉദ്ദേശം എന്നാൽ വിദുരരുടെ തന്ത്രപരമായ ഇടപെടല് കാരണം പാണ്ഡവർ ജീവനോടെ രക്ഷപ്പെട്ടു .അദ്ദേഹം പറഞ്ഞയച്ച ശില്പി ദുര്യോധനന്റെ ഗൂഢമായ ഉദ്ദേശം പാണ്ഡവരെ അറിയിക്കുകയും അവർക്കു രക്ഷയുണ്ടാകാനായി കാട്ടിലേക്ക് തുറക്കുന്ന രീതിയിൽ വലിയൊരു ഗുഹയും തുരങ്കവും ദുര്യോധനന്റെ വിശ്വസ്തനായ പുരോചനൻ അറിയാതെ അതിൽ പണി കഴിപ്പിക്കുകയും ചെയ്തിരുന്നു പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി. ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. ജാവയിലെ വയാങ്ങ് പാവക്കൂത്തിൽ ഉപയോഗിക്കുന്ന ദുര്യോധനന്റെ പാവയുടെ ചിത്രം പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൗരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു. ദുര്യോധനന്റെ ദേഹവിയോഗ സമയത്ത് ദേവകൾ പുഷ്പവൃഷ്ടി നടത്തിയത്രെ. ഹൈന്ദവ പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല. കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്, പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ധ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല. ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു. പാണ്ഡവരെ കാട്ടിലേക്കയച്ച ശേഷം ദുര്യോധനൻ രാജസൂയം നടത്താൻ തീരുമാനിക്കുന്നു എന്നാൽ അഗ്രജനായ യുധിഷ്ഠിരൻ ജീവിച്ചിരിക്കെ ദുര്യോധനന് ഇത് നടത്താൻ വിധിയില്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു തുടർന്ന് നടന്ന ചർച്ചയിൽ രാജസൂയത്തിനു തുല്യം ഫലം നല്കുന്നതും ലോകത്തിൽ വിഷ്ണു മാത്രം അനുഷ്ഠിച്ചിട്ടുള്ളതുമായ മറ്റൊരു യാഗമുണ്ടെന്നും, അത് ദുര്യോധനന് നടത്താമെന്നും പണ്ഡിതന്മാരായ ഋഷിമാർ വിധിച്ചു അതാണ്‌ വൈഷ്ണവയാഗം ഇതിന്റെ നടത്തിപ്പിനായി കർണ്ണൻ ദിഗ്വിജയം ചെയ്തു സകല രാജാക്കന്മാരെയും ജയിച്ചു അത്തരത്തിൽ ദുര്യോധനൻ അതിശ്രേഷ്ഠ്ടമായ വൈഷ്ണവയാഗം അനുഷ്ഠിക്കുകയും അസുരരാജാക്കൾക്കിടയിൽ ഒന്നാമനായിത്തീരുകയും ചെയ്തു . ദുര്യോധനൻ അവസാനമായി ഭീമനോട് നടത്തിയ യുദ്ധവും അദ്ദേഹത്തിന് സംഭവിച്ച ഊരുഭംഗവും വ്യാസമുനി മഹാഭാരതം ശല്യപർവ്വം [ഗദായുദ്ധ ഉപപർവ്വം അദ്ധ്യായം 57 അദ്ധ്യായം 58 ശ്ളോകങ്ങൾ 48 വരെയുള്ള ഭാഗങ്ങളിൽ ഭംഗിയായി വർണ്ണിക്കുന്നുണ്ട് . അതിശക്തന്മാരായ രണ്ടു വൃഷഭങ്ങളെപ്പോലെ അവർ പരസ്പരം പോരടിച്ചു വിജയാർത്ഥികളായി ഭീമനും ദുര്യോധനനും പരസ്പരം ഇന്ദ്രനും പ്രഹ്ളാദനും പോലെ യുദ്ധം ചെയ്തു അവർ പരസ്പരം പ്രഹരമേല്പിക്കുകയാൽ അവരുടെ ശരീരങ്ങൾ രണ്ടും രക്തത്തിൽ കുളിച്ചിരുന്നു അല്പ്പസമയം വിശ്രമിച്ചിട്ടു അവർ വീണ്ടും യുദ്ധമാരംഭിച്ചു തുല്യ ശക്തന്മാരായ അവരുടെ പോരാട്ട്ടം കണ്ടു ദേവന്മാരും ഗന്ധര്വന്മാരും വിസ്മയിച്ചു ഇവരിൽ ആരാണ് ജയിക്കുകയെന്നു സർവ്വ ജീവികൾക്കും സംശയുമുണ്ടായി ഭീമന്റെ ഗദാ അഭ്യാസങ്ങൾ വിസ്മയഭരിതങ്ങളായിരുന്നു ഗദയുടെ ചുറ്റൽ ചക്രവൃത്തിയിലുള്ള നീക്കം കയറ്റം പിന്മാറ്റം എന്നിവയിൽ ഭീമൻ ശോഭിച്ചു ശത്രുവിനുനേരെ പാഞ്ഞു കയറുകയും വൃത്താകൃതിയിൽ മുന്നേറുകയും ചെയ്ത ഭീമന്റെ നീക്കങ്ങൾ ദുര്യോധനനെക്കൂടി അതിശയിപ്പിച്ചു അവർ രണ്ടുപേരും തമ്മിൽ അടിയും തിരിച്ചടിയുമുണ്ടായി ദുര്യോധനൻ വലത്തെ മണ്ഡലം ആശ്രയിച്ചപ്പോൾ ഭീമൻ ഇടത്തെ മണ്ഡലത്തെ ആശ്രയിച്ചു വൃത്താകൃതിയിൽ ചുറ്റുന്ന ഭീമനെ ദുര്യോധനൻ അതിശക്തമായി പ്രഹരിച്ചു അതുകൊണ്ടിട്ടും ഭീമൻ അനങ്ങാത്തതു കണ്ടു എല്ലാപേരും വിസ്മയിച്ചു വൃത്താകൃതിയിൽ ചുറ്റുന്ന ദുര്യോധനൻ അതിശക്തമായി വീണ്ടും ഭീമനെ പ്രഹരിച്ചു അതിവേഗതയിലുള്ള ആ ഗദയുടെ വീശലിൽ അന്തരീക്ഷത്തിൽ തീ പറന്നു അതിവേഗതയിൽ ചുറ്റിയ ദുര്യോധനൻ ഒരിക്കൽ കൂടി ഭീമന് മേലെ മേല്ക്കൈ നേടി അതിനു ശേഷം തന്റെ പൂർണ്ണ ശക്തിയിൽ ഭീമൻ ഗദയെ ചുഴറ്റി അപ്പോൾ ആ ഗദയിൽ നിന്നും തീപ്പൊരികൾ പറന്നു പുകയുമുണ്ടായി ഭീമന്റെ ഗദ ചുഴറ്റൽ കണ്ടു ദുര്യോധനനും തന്റെ മഹാഗദയെ അതിവേഗതയിൽ ചുഴറ്റി അവന്റെ ഗദയുടെ വായുവേഗവും ചുഴന്നു വന്ന കാറ്റും കണ്ടു പാണ്ഡവരും സോമകന്മാരും പേടിച്ചു വിറച്ചു അതിനു ശേഷം പരസ്പരം പ്രഹരിച്ച ആ വീരന്മാർ രണ്ടു പേരും രക്തത്തിൽ കുളിച്ചു ശോഭിച്ചു തറയിലുറച്ചു നിന്ന് ഭീമസേനൻ കോപത്തോടെ കോപിയായ ദുര്യോധനന്റെ പൊന്നുകെട്ടിയ ഗദയിൽ തന്റെ ഗദകൊണ്ട് പ്രഹരിച്ചു ഭീമൻ വിടുന്ന ഗദ തറയില് വീഴുമ്പോൾ ഭൂമി കുലുങ്ങിയിരുന്നു ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടു തന്റെ ഭയങ്കരമായ ഗദയാൽ ദുര്യോധനൻ ഭീമന്റെ ശിരസ്സിൽ പ്രഹരിച്ചു ആ അടിയേറ്റിട്ടും ഭീമൻ കുലുങ്ങിയില്ല ഇതുകണ്ട് സർവ്വരും വിസ്മയിച്ചു തുടർന്നു ഭീമൻ ദുര്യോധനന്റെ മേൽ തന്റെ ഗദകൊണ്ട് ശക്തിയായി പ്രഹരിച്ചു.എന്നാൽ മാരകമായ ആ പ്രഹരത്തെ ദുര്യോധനൻ തന്റെ അഭ്യാസത്താൽ തടുത്തുകളഞ്ഞു ഭീമൻ ഗദ ചുഴറ്റിയപ്പോൾ ഇടിമുഴക്കം പോലെ വലിയ ശബ്ദവും ഭൂതലം മുഴുവൻ കുലുക്കവുമുണ്ടായി കൗശികം എന്ന മാർഗ്ഗത്തെ അനുവർത്തിച്ചു ഉയർന്നു ചാടിക്കൊണ്ടു ദുര്യോധനൻ പലപ്പോഴും ഭീമന്റെ പ്രഹരങ്ങളെ പാഴിലാക്കിക്കൊണ്ടിരുന്നു ഭീമനെ ഇത്തരത്തിൽ വിഡ്ഢിയാക്കിക്കൊണ്ടു ദുര്യോധനൻ കോപത്തോടെ ഭീമന്റെ നെഞ്ചില് പ്രഹരിച്ചു അതേറ്റു ഭീമൻ മോഹിക്കുകയും കുറച്ചു സമയം എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുകയും ചെയ്തു ഇതുകണ്ട് സോമകൻമാരും പാണ്ഡവരും വളരെയധികം നിരാശരായി ഈ അടിയേറ്റതോടെ കോപിഷ്ഠനായ ഭീമൻ ദുര്യോധനന് നേരെ പാഞ്ഞു കയറി ഗദായുദ്ധ വിദഗ്ദ്ധനായ ഭീമൻ ദുര്യോധനന്റെ പാര്ശ്വഭാഗത്തു ഗദയാൽ പ്രഹരിച്ചു ആ അടിയേറ്റു ദുര്യോധനൻ മുട്ടുകുത്തി നിന്നുപോയി തുടർന്ന് ഭീമനെ ദഹിപ്പിക്കും മട്ടിൽ നോക്കിക്കൊണ്ടു സർപ്പത്തെപ്പോലെ ചീറ്റി ദുര്യോധനൻ ഭീമന്റെ നേരെ പാഞ്ഞു കയറി അദ്ദേഹത്തിൻറെ നെറ്റിക്ക് പ്രഹരിച്ചു ആ അടിയേറ്റിട്ടും ഭീമൻ അനങ്ങിയില്ല അടിയേറ്റു നെറ്റിപൊട്ടി രക്തം വാർന്നു കൊണ്ട് ഭീമസേനൻ തന്റെ ഗദയെ ചുഴറ്റി എതിരാളിയെ പ്രഹരിച്ചു ഭീമന്റെ ശക്തമായ അടിയേറ്റു ദുര്യോധനൻ സാലവൃക്ഷം പോലെ ഉലഞ്ഞുകൊണ്ടു ഭൂമിയിൽ വീണു അയാളുടെ ശരീരം തകരുന്ന മട്ടിലായി ദുര്യോധനൻ തകർന്നു ഭൂമിയിൽ വീണപ്പോൾ പാണ്ഡവന്മാർ സന്തോഷത്തോടെ ആർത്തു വിളിച്ചു ബോധം തിരിച്ചു കിട്ടിയപ്പോൾ ദുര്യോധനൻ കോപത്തോടെ ചാടിയെണീറ്റ് അതി വിദഗ്ദ്ധമായി ചുവടുകൾ വച്ചുകൊണ്ടു ഭീമനെ ശക്തിയായി പ്രഹരിച്ചു ആ അടിയേറ്റു ഭീമസേനൻ ശരീരം തകർന്നു ഭൂമിയിൽ പതിച്ചു ഭീമനെ ഇത്തരത്തിൽ അടിച്ചു വീഴ്ത്തിയിട്ടു ദുര്യോധനൻ സിംഹത്തെപ്പോലെ ഗർജ്ജിച്ചു ആ ഭയങ്കരമായ അടിയേറ്റു ഭീമന്റെ കവചം പൊടിഞ്ഞു പോയിരുന്നു അന്തരീക്ഷത്തിലേയും ദേവഗണങ്ങൾ ഇതുകണ്ട് നിലവിളിച്ചുപോയി ഇത്തരത്തിൽ ഭീമസേനൻ അടിയേറ്റു ചട്ടപൊട്ടി ഭൂമിയിൽ വീണപ്പോൾ പാണ്ഡവരും സോമകൻമാരും വല്ലാതെ ഭയന്ന് പോയി ഒരു നിമിഷം കൊണ്ട് തന്റെ പ്രജ്ഞയെ വീണ്ടെടുത്തു ഭീമസേനൻ രക്തം നിറഞ്ഞ മുഖം തുടച്ചുകൊണ്ട് പതിയെ എണീറ്റ് നിന്ന് കണ്ണുരുട്ടിക്കൊണ്ടു ദുര്യോധനനെ നോക്കി . യുദ്ധം ഇങ്ങനെ നടന്നുകൊണ്ടിരുന്നപ്പോൾ അർജ്ജുനൻ കൃഷ്ണനോട് ചോദിച്ചു ഇവരിൽ ആരാണ് കൂടുതൽ ശക്തൻ എന്തൊക്കെയാണ് ഇവരുടെ കഴിവുകൾ പറഞ്ഞാലും കൃഷ്ണൻ പറഞ്ഞു രണ്ടുപേർക്കും കിട്ടിയിരിക്കുന്ന ശിക്ഷണം തുല്യമാണ് ഭീമന് ശക്തിയേറും എന്നാൽ അഭ്യാസവും ചാതുര്യവും ദുര്യോധനന് എത്രയോ അധികമാണ് നേരായ രീതിയിൽ യുദ്ധം ചെയ്യുകയാണെങ്കിൽ ഭീമൻ ഒരിക്കലും ദുര്യോധനനെ ജയിക്കുകയില്ല എന്നാൽ അധാർമ്മികമായ രീതിയിൽ ഭീമന് ദുര്യോധനനെ നിശ്ചയമായും കൊല്ലാം പണ്ട് കാലത്തു അസുരന്മാരെ ദേവന്മാർ കൊന്നത് ചതിവിലൂടെയാണ് ഇന്ദ്രൻ വിരോചനനെ പരാജിതനാക്കിയതും ചതിയിലൂടെയാണ് വലനെയും വൃത്രനേയും ഇന്ദ്രൻ കൊന്നതും ചതിയിലൂടെയാണ് അതുകൊണ്ടു ഭീമൻ ദുര്യോധനനെ ചതിയിലൂടെ കൊല്ലണം കൂടാതെ ചൂതുകളിയുടെ സമയത്തു ദുര്യോധനന്റെ തുടയെ അടിച്ചുടയ്ക്കുമെന്നു ഭീമൻ ശപഥം ചെയ്തിട്ടുണ്ടല്ലോ ഇപ്പോൾ ആ ശപഥം അങ്ങ് പാലിച്ചാൽ മതിയാകും തന്റെ ഗദയെ മാത്രം ആശ്രയിച്ചു പൊരുതിയാൽ യുധിഷ്ഠിരന്റെ കാര്യം കഷ്ടമാകും വെറും ഒരാളെ മാത്രം തോല്പിക്കുന്നതിലൂടെ രാജ്യം തരാമെന്നു പറഞ്ഞ ശുദ്ധനായ യുധിഷ്ഠിരൻ വലിയൊരു മണ്ടത്തരമാണ് കാണിച്ചത് ഭീഷ്മരെയും മറ്റും തീവ്രമായ യുദ്ധത്തിലൂടെ വീഴ്ത്തി നേടിയ വിജയമെല്ലാം അവൻ പാഴാക്കിയിരിക്കുന്നു .ഇവൻ എന്നോടാലോചിക്കാതെയാണ് ഈ തീരുമാനമെടുത്തത് ദുര്യോധനനാകട്ടെ നല്ലവണ്ണം അഭ്യസിക്കുകയും നല്ല നിശ്ചയത്തിലുമാണ് ഉഷനസ്സിന്റെ വാക്കുകൾ ഞാൻ ഓർത്തുപോകുന്നു ജീവനെപ്പോലും വകവയ്ക്കാതെ പാഞ്ഞു കയറുന്നവർക്കുമുന്നിൽ ഇന്ദ്രനുപോലും നിൽക്കാനാകില്ല .സർവ്വതും നഷ്ടപ്പെട്ടു കാട്ടിലേക്ക് പോകാനൊരുങ്ങിയവനാണ്‌ ദുര്യോധനൻ അവനെ പോരിന് വിളിച്ചതേ ബുദ്ധിമോശമാണ് ദുര്യോധനന്റെ ഉയർന്നുള്ള ചാട്ടം നോക്കൂ ഇവൻ നിങ്ങൾ നേടിയ രാജ്യത്തെ ചിലപ്പോൾ തിരിച്ചെടുത്തേക്കും അതുകൊണ്ടു ഇപ്പോൾ ഭീമസേനൻ തീർച്ചയായും ദുര്യോധനനെ ചതിയാൽ കൊല്ലണം ഇല്ലെങ്കിൽ ഈ ദുര്യോധനൻ തീർച്ചയായും വീണ്ടും നിങ്ങളുടെ രാജാവാകും ഭഗവാൻ കൃഷ്ണന്റെ ഈ വാക്കുകൾ കേട്ട് അർജ്ജുനൻ ഭീമസേനൻ കാണ്കെ തന്റെ ഇടത്തെ തുടയിൽ താളം പിടിച്ചു തുടങ്ങി ഈ സൂചന കണ്ടു മനസ്സിലാക്കിയ ഭീമൻ തന്റെ ഗദയെ ഉയർത്തിപ്പിടിച്ചുകൊണ്ടു പലതരം യുദ്ധതന്ത്രങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി ചിലപ്പോൾ വലത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും ചിലപ്പോൾ ഇടത്തെ മണ്ഡലത്തെ അനുവർത്തിച്ചുകൊണ്ടും ചിലപ്പോൾ ഗോമൂത്രകം എന്ന അടവ് കാണിച്ചുകൊണ്ടും തന്റെ എതിരാളിയെ കബളിപ്പിക്കാനായി ഭീമസേനൻ യുദ്ധക്കളത്തിൽ ചുറ്റിത്തിരിഞ്ഞു അതുപോലെ ദുര്യോധനനും ഭീമനെ കൊല്ലുവാനായി യുദ്ധക്കളത്തിൽ മനോഹരമായി ചുവടുകൾ വച്ചുകൊണ്ടു അടവിൽ ചുറ്റിത്തിരിഞ്ഞു പരസ്പരം അടിയും തിരിച്ചടിയുമേറ്റു രണ്ടുപേരും ആപാദചൂഡം രക്തത്തിൽ കുളിച്ചു ആ സമയം ദുര്യോധനന് ഒരു അവസരം നല്കിക്കൊണ്ട് ഭീമസേനൻ ചെറിയൊരു ചിരിയോടെ ദുര്യോധനാനുമേൽ പാഞ്ഞു കയറി ആ അടിയെ പാഴിലാക്കിക്കൊണ്ടു ദുര്യോധനൻ അടവിൽ ഭീമനെ ആഞ്ഞടിച്ചു ആ അടിയേറ്റ് ഭീമന്റെ ശരീരത്തിൽ നിന്നും വളരെയധികം രക്തം വാർന്നു പോയി ഭീമൻ വളരെയധികം തളർന്നു ശരീരം ഒരു കണക്കിന് താങ്ങി നിൽക്കുന്ന ഭീമസേനനെ പിന്നീട് ദുര്യോധനൻ പ്രഹരിക്കുകയുണ്ടായില്ല താൻ കൊടുത്ത പ്രഹരത്തിനു ഭീമൻ തിരിച്ചടി നൽകാനൊരുങ്ങുന്നു എന്നാണു ദുര്യോധനൻ കരുതിയത് അതുകൊണ്ടു ഭീമനിൽ നിന്നും ഒഴിഞ്ഞു മാറി അടവിലായി അവന്റെ പോരാട്ടം ഒരു നിമിഷത്തെ വിശ്രമത്തിനു ശേഷം ഭീമൻ ദുര്യോധനന് മേൽ പാഞ്ഞു കയറി ആഞ്ഞടിക്കാനൊരുങ്ങുന്ന ഭീമന്റെ അടിയെ പാഴിലാക്കാനായി അവസ്ഥാനം എന്ന അടവുപയോഗിച്ചു ദുര്യോധനൻ അന്തരീക്ഷത്തിലേക്ക് ചാടിയുയർന്നു ദുര്യോധനൻ ഇത്തരത്തിൽ ചാടിയുയരുമെന്നു ഭീമന് നേരത്തെ അറിയാമായിരുന്നു അത് മനസ്സിലാക്കിയാണ് ഭീമൻ ദുര്യോധനന് നേരെ ഇങ്ങനെയൊരു അടിക്കു മുതിർന്നത് ദുര്യോധനൻ ഉയർന്നു ചാടുമ്പോൾ അവന്റെ തുടയിലടിക്കാനുള്ള ഭീമന്റെ തന്ത്രമായിരുന്നു അത് അതനുസരിച്ചു ദുര്യോധനൻ ഉയർന്നു ചാടിയപ്പോൾ ഭീമൻ അവസരം മുതലാക്കി ദുര്യോധനന്റെ അഴകുള്ള ഇടത്തെ തുടയിൽ ആഞ്ഞടിച്ചു വജ്രപാതിനിയായ ആ പ്രഹരമേറ്റു ദുര്യോധനന്റെ തുടകൾ രണ്ടും തകർന്നു ഭൂമി മുഴക്കിക്കൊണ്ട് ആർത്തനാദത്തോടെ ദുര്യോധനൻ ഭൂമിയിലേക്ക്‌ വീണു . മഹാഭാരതത്തിലെ ഏറ്റവും വികാരഭരിതവും വേദനാജനകവുമായ ഒരു ഭാഗമാണ് കൃഷ്ണനും ദുര്യോധനനും തമ്മിലുള്ള സംഭാഷണം ദുര്യോധനൻ അധർമ്മിയാണെങ്കിലും അദ്ദേഹത്തിലെ കുലീനതയും ധീരതയും ദേവന്മാരെപ്പോലും ആനന്ദിപ്പിച്ചിരുന്നു ലോകനാഥനായ ഭഗവാൻ കൃഷ്ണൻ പാണ്ഡവരുടെ ഏകയാശ്രയമായിരുന്നു അദ്ദേഹം പാണ്ഡവരുടെ നന്മയ്ക്കായി ചെയ്ത ചില കർമ്മങ്ങളെ ദുര്യോധനൻ മരണക്കിടക്കയിൽ കിടന്നുകൊണ്ട് വിമര്ശിക്കുകയാണിവിടെ ചെയ്യുന്നത് പാണ്ഡവർക്ക് എപ്പോഴും അഭിവന്ദ്യനായ കൃഷ്ണനെ ദുര്യോധനൻ അൽപ്പം പോലും മാനിക്കുന്നില്ല പകരം ഭർസിക്കുകയാണ് ചെയ്യുന്നത് അതിന്റെ ചുരുക്കം ഇങ്ങനെ . ഭീമന്റെ ചതിയാലുള്ള പ്രഹരമേറ്റ് തുടയൊടിഞ്ഞുകിടന്ന ദുര്യോധനനെ ഭീമൻ തലയ്ക്കു ചവുട്ടി എടാ ദ്രോഹി എന്ന് സംബോധന ചെയ്തു ഇത് യുധിഷ്ഠിരനും കൃഷ്ണനും ഇഷ്ടമായില്ല തുടർന്ന് അവർ ഭീമനെ വിലക്കുകയും ദുര്യോധനനെ ഭർസിച്ചുകൊണ്ടു സംസാരിക്കുകയും ചെയ്തു കൃഷ്ണൻ ഇങ്ങനെ പറഞ്ഞു .വിദുരനും ദ്രോണരും ഭീഷ്മരും സഞ്ജയനുമൊക്കെ ഉപദേശിച്ചിട്ടും ഇവർ പാണഡവർക്കു അവരുടെ പിതൃരാജ്യം നൽകിയില്ല ഇവൻ മിത്രവുമല്ല ശത്രുവുമല്ല ഇവൻ പുരുഷാധമനാണ് എന്തിനാണ് കൊള്ളിവാക്കുകളാൽ ഇവനെ വീണ്ടും നിങ്ങൾ കുത്തുന്നു മന്നവന്മാരെ നിങ്ങൾ തേരിൽ കയറുക നമുക്ക് പോകാം ഭാഗ്യം കൊണ്ട് ഈ പാപി ബന്ധുക്കളോടൊത്തു കൊല്ലപ്പെട്ടു . കൃഷ്ണന്റെ ഈ ആക്ഷേപം ദുര്യോധനൻ കേട്ടു അവൻ വേദന കടിച്ചിറക്കിക്കൊണ്ട് ഉയർന്നിരുന്ന് കൃഷ്ണനെ നോക്കി ഇങ്ങനെ പറഞ്ഞു കംസദാസന്റെ പുത്രാ നിനക്കിതിൽ നാണമില്ലേ തികഞ്ഞ അധർമ്മത്താൽ അല്ലേ ഭീമൻ എന്നെ വീഴ്ത്തിയത് എന്നെ തുടയിൽ അടിക്കുവാൻ അർജ്ജുനൻ വഴി ഭീമനെ ഓർമ്മിപ്പിച്ചത് ഞാൻ അറിഞ്ഞില്ലെന്നാണോ നീ കരുതുന്നത് സത്യയുദ്ധം ചെയ്യുന്ന യോദ്ധാക്കളെ ചതിവിദ്യകൾ ചെയ്തു തോൽപ്പിച്ചിട്ടും നിനക്ക് നാണമില്ലേ നാൾ തോറും യോദ്ധാക്കളെ വീഴ്ത്തിക്കൊണ്ടിരുന്ന ഭീഷ്മരെ ശിഖണ്ഡിയെ മുൻനിറുത്തിയല്ലേ അർജ്ജുനൻ വധിച്ചത് അശ്വത്ഥാമാവ് എന്ന ആനയെക്കൊന്ന് വില്ലു വയ്പ്പിച്ചിട്ടല്ലേ ദ്രോണരെ ധൃഷ്ടദ്യുമ്നൻ കൊന്നത് അതും നീ കണ്ടു നിന്നില്ലേ ?പാർത്ഥനെ കൊല്ലാനായി കർണ്ണൻ യാചിച്ചു വാങ്ങിയ വേൽ ഘടോൽക്കചനിൽ പ്രയോഗിപ്പിച്ചതും പാപിയായ നീയല്ലേ കൈയ് അറ്റു പ്രായോപവേശം ചെയ്ത യൂപകേതുവിനെ സാത്യകിയെക്കൊണ്ട് കൊല്ലിച്ചതും നീയല്ലേ അർജ്ജുനനെ വധിക്കുവാൻ മുഖ്യകർമ്മം ചെയ്യുന്ന കർണ്ണനെ നീ ചതിച്ചു അശ്വസേനഫണീന്ദ്രനെ നീ ചതിച്ചു രഥ ചക്രം വീണു കഷ്ടപ്പെട്ട് കുഴങ്ങുമ്പോൾ ചക്രം പൊക്കുന്ന നേരത്തല്ലേ മനുഷ്യരിൽ ശ്രേഷ്ഠനായ കർണ്ണനെ നീ കൊല്ലിച്ചത് എന്നോടും കർണ്ണനോടും ഭീഷ്മരോടും ദ്രോണരോടുമൊക്കെ നേരെചൊവ്വേ പൊരുതിയിരുന്നെങ്കിൽ നിങ്ങൾ ജയിക്കുമോ ഒരിക്കലുമില്ല അനാര്യനായ നീ ചതിപ്പണി ചെയ്തു ധർമ്മിഷ്ഠരായ രാജാക്കളെയൊക്കെ കൊല്ലിച്ചു ചതിച്ചു എന്നെയും മറ്റുള്ളവരെയും കൊല്ലിച്ചില്ലേ വാസുദേവൻ മറുപടി പറഞ്ഞു ഹേ ഗാന്ധാരീപുത്രാ പാപമാർഗ്ഗത്തിൽ നിൽക്കുന്ന നീ ബന്ധുക്കളോടും ഭ്രാതാക്കളോടും മരിച്ചത് നിന്റെ പാപംകൊണ്ടാണ് ഭീഷ്മദ്രോണാദികൾ വീണുപോയതും നിന്റെ പാപംകൊണ്ടു മാത്രമാണ് കർണ്ണൻ നിന്റെ മാർഗ്ഗം പിന്തുടർന്നതുകൊണ്ടാണ് മരണപ്പെട്ടത് ഞാൻ ഇരന്നിട്ടും പാണ്ഡവരുടെ പിതൃസ്വത്ത് നീ കൊടുത്തുവോ ലോഭം കൊണ്ട് ശകുനിയുടെ ഉപദേശപ്രകാരമല്ലേ പാണ്ഡവരുടെ പിതൃസ്വത്ത് നീ തട്ടിയെടുത്തത് നീ ഭീമന് വിഷം കൊടുത്തില്ലേ പാണ്ഡവരെ അവരുടെ മാതാവോടൊപ്പം അരക്കില്ലത്തിലിട്ടു നീ ചുട്ടില്ലേ തീണ്ടാരിയായിരുന്ന കൃഷ്ണയെ ചൂതാടുന്ന സഭയിലിട്ടു വലിച്ചിഴച്ചില്ലേ എടാ ദുഷ്ടാ, അപ്പോൾത്തന്നെ നാണമില്ലാത്ത നീ മരിച്ചു കഴിഞ്ഞു. ചൂതറിയാത്ത യുധിഷ്ഠിരനെ അക്ഷവിദഗ്ദ്ധനായ ശകുനിയെക്കൊണ്ട് നീ ചതിച്ചു ജയിച്ചു. അതുകൊണ്ടൊക്കെയാണ് നിന്നെ ഇങ്ങനെ കൊന്നത് പാപിയായ നിന്റെ അളിയൻ ജയദ്രഥൻ കാട്ടിൽ വച്ച് പാണ്ഡവരില്ലാത്ത സമയം നോക്കി ദ്രൗപദിയെ അപഹരിച്ചു പീഡിപ്പിച്ചു. പല മഹാരഥന്മാർ ചേർന്ന് അഭിമന്യുവിനെ നിന്റെ പ്രേരണയാൽ അടിച്ചു കൊന്നു അതുകൊണ്ടൊക്കെയാണ് നിന്നെ ഇങ്ങനെ കൊന്നത്. ഏതേത് അന്യായം ഞങ്ങൾ ചെയ്തതായിട്ടു പറയുന്നുവോ അതൊക്കെ നിന്റെ ദുഷ്ടതകൊണ്ട് ചെയ്തതാണ് ഗുരുജനങ്ങളുടെ ഉപദേശം നീ കേട്ടില്ല നീ വൃദ്ധന്മാരെ ഉപാസിച്ചിട്ടില്ല അവരുടെ ഹിതം കേട്ടുമില്ല ലോഭത്തിനും തൃഷ്ണയ്ക്കും നീ പാട്ടിലായി പല ദുഷ്ക്കർമ്മങ്ങളും നീ ചെയ്തു അതിന്റെ ഫലം നീ അനുഭവിക്കുക തുടർന്ന് കൃഷ്ണനോട് ദുര്യോധനൻ പറഞ്ഞു ഞാൻ നന്നായി അദ്ധ്യായനം ചെയ്തു ധാരാളമായി ദാനം ചെയ്തു ഭൂമി നന്നായി ഭരിച്ചു സ്വധർമ്മം നോക്കുന്ന രാജാക്കന്മാർക്ക് എപ്രകാരമുള്ള അന്ത്യമാണോ ശ്രേഷ്ഠമായി കണക്കാക്കുന്നത് അപ്രകാരമുള്ള ഒരന്ത്യം എനിക്ക് ലഭിച്ചു ശത്രുവിനോട് ധീരമായി പോരാടി ഞാൻ പതിച്ചു ഇത്ര ഉത്തമമായ ഒരന്ത്യം ഏതു രാജാവിനുണ്ടാകും മന്നവന്മാർക്കു ദുർലഭവും വിണ്ണോർക്കു ചേർന്നതുമായ അത്യൈശ്വര്യം നേടി വാണു എനിക്ക് ഇപ്രകാരം ശ്രേഷ്ഠമായ അന്ത്യമുണ്ടായി ഇങ്ങനെ ഉത്തമമായ അന്ത്യം ആർക്കു ലഭിക്കും ഹേ അച്യുതാ ഞാൻ എന്റെ സുഹൃത്തുക്കളോടും സഹോദരങ്ങളോടുമൊത്ത് സ്വർഗ്ഗത്തിൽ സുഖിക്കും നിങ്ങളൊക്കെ ആശകെട്ട് ദുഃഖിച്ച് ദുഃഖിച്ച് നാളുകൾ ദീനമായി കഴിച്ചുകൂട്ടും ധീരനായ ദുര്യോധനൻ ഇത് പറഞ്ഞപ്പോൾ അവിടെ പുണ്യഗന്ധമുള്ള പുഷ്പങ്ങളുടെ വൃഷ്ടിയുണ്ടായി മനോഹരമായ വാദ്യം ഗന്ധർവന്മാർ കൊട്ടി ഘോഷിച്ചു ദുര്യോധനനെ കീർത്തിച്ച് അപ്സരസ്സുകൾ പാടി സിദ്ധന്മാർ "നല്ലത് നല്ലത് എന്ന് പറഞ്ഞു ദുര്യോധനനെ പുകഴ്ത്തി പുണ്യഗന്ധം പരത്തുന്ന കാറ്റു വീശി ദിക്കുകളൊക്കെ പ്രകാശിച്ചു ആകാശവും വൈഡൂര്യം പോലെ ശോഭിച്ചു ദുര്യോധനനെ ദേവന്മാർ പൂജിച്ചതു കണ്ടു; ആ അത്യത്ഭുതമായ പൂജ കണ്ടു കൃഷ്ണനും പാണ്ഡവരും ലജ്ജിതരായി ഭീഷ്മരെയും ദ്രോണരെയും കർണ്ണനേയും ഭൂരിശ്രവസ്സിനേയും അധർമ്മത്താൽ കൊന്നതായി ദുര്യോധനൻ പറഞ്ഞതുകേട്ട് പാണ്ഡവർ ദുഃഖിതരായി 1 2] ജീവിതകാലത്ത് ഘോരങ്ങളായ പല അധർമ്മങ്ങളും പ്രവർത്തിച്ചുവെങ്കിലും ബലരാമന്റെ അനുഗ്രഹവും ക്ഷത്രിയോചിതമായ മരണവും നേടുകയാൽ ദുര്യോധനന് ശ്രഷ്ഠമായ സ്വർഗ്ഗം ലഭിച്ചു സ്വർഗ്ഗാരോഹണപർവ്വതത്തിൽ ധർമ്മരാജാവായ യുധിഷ്ഠിരൻ ദുര്യോധനൻ സ്വർഗ്ഗത്തിലിരുന്ന് പൂജയേൽക്കുന്നത് നേരിട്ട് കാണുകയുണ്ടായി .ഇതുകണ്ട് യുധിഷ്ഠിരന് വല്ലാത്ത കോപമുണ്ടായി അദ്ദേഹം ദുര്യോധനനിരിക്കുന്ന സ്വർഗ്ഗം തനിക്കു ആവശ്യമില്ലെന്നു വരെ പറഞ്ഞുവത്രേ തുടർന്ന് നാരദമുനി യുധിഷ്ഠിരനോട് ഇങ്ങനെ പറയുന്നുണ്ട് ക്ഷത്രിയധർമ്മം വിധിപോലെ അനുഷ്ഠിച്ച് ദുര്യോധനൻ സ്വർഗ്ഗത്തിലെത്തിയതാണ് മഹാഭയത്തിൽ പോലും കുലുങ്ങാത്തവനാണ് ദുര്യോധനൻ ദേവന്മാരും അനേകം സത്തുക്കളും രാജാക്കന്മാരും ഇവിടെ ദുര്യോധനനെ പൂജിക്കുന്നു ഭൂമിയിലെ വിരോധങ്ങൾ സ്വർഗ്ഗത്തിലേക്ക് കൊണ്ട് വരരുത് അങ്ങ് ദുര്യോധനരാജാവുമായിച്ചേരുക 3] ഭാസന്റെ ഊരുഭംഗം വളരെ വ്യെത്യസ്തമായ ഒരു ദുര്യോധന ചിത്രമാണ് നൽകുന്നത്. അതനുസരിച്ച് രജോഗുണത്തിന്റെ മൂർത്തിയായി കാണാവുന്ന വ്യക്തിയാണ് ദുര്യോധനൻ. ഭീമസേനന്റെ ചതിപ്രയോഗത്താൽ തുടതകർന്നു കിടക്കുന്ന ദുര്യോധനൻ വളരെ പക്വമതിയായാണ് ഭാസൻ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചതിക്ക് പകരം വീട്ടാം ഞാൻ എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുന്ന ബലഭദ്രനോട്" കുരുകുലത്തിന് നിവാപമേഘമായി പാണ്ഡവർ നിലനിൽക്കട്ടെ.[4] വീരനായ ഭീമൻ തന്നോട് ചതി ചെയ്തെങ്കിൽ വഞ്ചിക്കപ്പട്ടത് താനല്ല അയാൾ തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു.[5] തന്നെ സ്നേഹിച്ചവർക്ക് പരമവധി സ്നേഹവും ദ്വേഷിച്ചവർക്ക് പരമാവധി ദ്വേഷവും ഞാൻ നൽകി. എന്നോടുകൂടി ഈ വൈരം അവസാനിക്കട്ടെ. പാണ്ഡവരെ എന്നെ എന്നപോലെ സേവിക്കണം. കുന്തിമാതാവു പറയുന്നതുപോലെ ചെയ്യണം എന്നാണ് തുടതകർന്ന കിടക്കുന്ന വേളയിൽ അടുത്തെത്തുന്ന പുത്രൻ ദുർജ്ജയനോട് അതിൽ പറയുന്നത്.[6] അശ്വത്ഥാമാവിനോട്- ചൂതുവേളയിൽ ദ്രൗപദിയോടു ചെയ്തതും കുഞ്ഞായ അഭിമന്യുവിനോടു യുദ്ധനിയവിരുദ്ധമായി പലർ പോരിട്ട് കൊന്നതും കള്ളച്ചൂതിൽ തോറ്റ പാണ്ഡവരെ മൃഗങ്ങളെ പോലെ കാട്ടിലേക്ക് പായിച്ചതും ഓർത്താൽ എന്റെ അഹങ്കാരം തീർക്കാൻ അവർ ചെയ്തത് എത്ര നിസ്സാരം[7] തന്നെ സ്നേഹിച്ചവർക്കും ബഹുമാന്യർക്കും അത് വേണ്ടുംവണ്ണം നൽകി എന്നതിന് പുത്രനോടുള്ള വാത്സല്യം എന്ന ഒറ്റ ദൗർബ്ബല്യമുള്ള ധൃതരാഷ്ട്രർ ഒന്നാമത്തെ തെളിവാണ്. അമ്മയോട്- യുദ്ധം നടന്ന 18 ദിവസങ്ങളിൽ എല്ലാം ദുര്യോധനന്റെ ആദ്യ പരിപാടി മാതൃദർശനമായിരുന്നു. എന്നാൽ എവിടെയാണോ ധർമ്മം അത് വിജയിക്കും എന്ന അർത്ഥത്തിലുള്ള യതോ ധർമ്മ സ്തതോ ജയഃ എന്ന ഒറ്റ അനുഗ്രഹമേ ആ അമ്മ ക്ക നൽകാനുണ്ടായിരുന്നു. ഒരർത്ഥത്തിൽ ശാപം പോലുള്ള ആ അനുഗ്രഹം ദുര്യോധനനെ പിന്തിരിപ്പിച്ചില്ല എന്ന് വ്യാസൻ. ദുര്യോധനന്റെ കിങ്കരനെപ്പൊലെഉള്ള ദുശ്ശാസൻ തുടങ്ങിയ തൊണ്ണൂറ്റി ഒമ്പത് അനുജന്മാരുള്ള അദ്ദേഹം ജ്യേഷ്ഠൻ എന്ന നിലക്ക് അപ്രമാദിയാണ് സുഹൃത്തെന്ന നിലക്ക് കർണ്ണനും ദുര്യോധനനുമായുള്ള ബന്ധത്തിന് കിടപിടിക്കുന്ന ഒരു സൗഹൃദം മഹാഭാരതത്തിലോ ഇന്ത്യൻ വാങ്മയങ്ങളിൽ പോലും ഉണ്ടോ എന്നു സംശയിക്കണം. കുട്ടികൃഷ്ണമാരാർ തന്റെ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെടുന്നു -അഭിമാനത്തിന്റെ യും കൂസലില്ലായ്മയുടെയും പ്രതീകമായ ദുര്യോധനൻ ധർമ്മമാണോ അല്ലയോ എന്ന് ഒരു വേളപോലും ചിന്തിച്ചില്ല. തനിക്കു ശരിയെന്നു തൊന്നിയത് ആത്മവിശ്വാസത്തോടെ ചെയ്തു ആജീവനാന്തം രാജാവായി ജീവിച്ചു. യുധിഷ്ടിരനാകട്ടെ സംശയിച്ച് സംശയിച്ച് ആ ജീവനാന്തം തന്റെ കൂടെ യുള്ളവരെ പോലും കഷ്ടപ്പെടുത്തി.[8] ↑ BORI CE MahabharathaBORI മഹാഭാരതം ,ശല്യപർവ്വം അദ്ധ്യായം 60 ശ്ളോകങ്ങൾ 18 മുതൽ 55 വരെയുള്ള ഭാഗം ↑ നേശേ ബലസ്യേതി ചരേദധർമ്മം- ഭാരതപര്യടനം ആദി · സഭ · വനം · വിരാടം · ഉദ്യോഗം · ഭീഷ്മ · ദ്രോണ · കർണ്ണ · ശല്യ · സൗപ്തികം · സ്ത്രീ · ശാന്തി · അനുശാസനം · അശ്വമേധികം · ആശ്രമവാസം · മുസലം · പ്രസ്ഥാനം · സ്വർഗ്ഗാരോഹണം കുരു · വിഡൂരഥൻ · പ്രതിപൻ · ദേവാപി · ശന്തനു · ബാൽഹികൻ · ഭീഷ്മർ · ചിത്രാംഗദൻ · വിചിത്രവീര്യൻ · ധൃതരാഷ്ട്രർ · പാണ്ഡു · വിദുരർ · യുധിഷ്ഠിരൻ · ഭീമൻ · അർജ്ജുനൻ · നകുലൻ · സഹദേവൻ · ദുര്യോധനൻ · ദുശ്ശാസനൻ · ലക്ഷണൻ · ഭരതൻ · പ്രതിവിന്ധ്യൻ · യൗധേയൻ · സുതസോമൻ · ധർമ്മത്രാതൻ · ഘടോൽകചൻ · ശ്രുതസോമൻ · അഭിമന്യു · ഇരാവാൻ · ബഭ്രുവാഹനൻ · ശതാനീകൻ · നിരമിത്രൻ · ശ്രുതകർമ്മാവ് · സുഹോത്രൻ · പരീക്ഷിത് · ജനമേജയൻ വ്യാസൻ · കൃഷ്ണൻ · ബലരാമൻ · ദ്രോണർ · കർണ്ണൻ · കൃപർ · സാത്യകി · ദ്രുപദർ · വിരാടൻ · ശല്യർ · സുബലൻ · ശകുനി · ധൃഷ്ടദ്യുമനൻ · സഞ്ജയൻ · യുയുത്സു · കീചകൻ · അശ്വത്ഥാമാവ് · ഏകലവ്യൻ · കൃതവർമ്മാവ് · ജരാസന്ധൻ · മായാസുരൻ · ജയദ്രഥൻ · ബാർബാറികൻ · അധിരഥൻ · ശിഖണ്ഡി · ഭഗദത്തൻ · ത്രിഗർത്തൻ · സൗമദത്തി · ഭൂരിശ്രവസ്സ് · സോമദത്തൻ · വൃക്ഷസേനൻ · അലംബുസൻ · ഉലൂകൻ · ഉത്തരൻ · ശ്വേതൻ · വൃഷകേതു · കംസൻ · രുക്മി · ശ്രുതായുധൻ · ശ്രുതായുസ്സ് ശുഭാംഗി · അമൃത · സുനന്ദ · ഗംഗ · സത്യവതി · അംബിക · അംബാലിക · ഗാന്ധാരി · കുന്തി · മാദ്രി · ദുശ്ശള · ദ്രൗപദി · ഹിഡിംബി · സുഭദ്ര · ദേവകി · ബലധര · ഉലൂപി · ചിത്രാംഗദ · രേണുക · വിജയ · ഭാനുമതി · ഉത്തര · രുക്മിണി · പ്രമീള ഹസ്തിനപുരം · ഇന്ദ്രപ്രസ്ഥം · പ്രാഗ്ജ്യോതിഷ · മാഹിഷ്മതി · ദ്വാരക · മഗധ · വിരാടം · പാഞ്ചാലം · മഥുര · അംഗം · ഗാന്ധാരം · മാദ്രം പാണ്ഡവർ · കൗരവർ · കുരുക്ഷേത്രയുദ്ധം · ഭഗവദ്ഗീത · സർപ്പസത്രയാഗം · രാജസൂയയാഗം · വൈഷ്ണവയാഗം · അശ്വമേധയാഗം · ചന്ദ്രവംശം · ഏകപുരുഷഘാതിനി · ആശ്രമവാസിക പര്വ്വം · ഗാണ്ഡീവം · വിജയചാപം · സുബല രാജാവ് · ബ്രഹ്മശിരസ്സ്‌ · അഞ്ജലികാവേധം · ധർമ്മദേവൻ · യമധർമ്മൻ · സൗത്രാമണി · പാശുപതം · നാഗാസ്ത്രം · ബോറി(BORI ഭാരതം · പശുയാഗം · പംപഭാരതം · നളൻ · ഇഷ്ടിയാഗം · ഹരിവംശം · ദ്രുമൻ(ദ്രുമാവ് · നാരായണാസ്ത്രം · ഭാർഗ്ഗവാസ്ത്രം ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 20:34, 28 ജൂലൈ 2020. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം ജിയോ ബേബി; ടൈറ്റില്‍ നാളെ മമ്മൂട്ടി പുറത്തിറക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം ജിയോ ബേബി (Jeo Baby) എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ The Great Indian Kitchen ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചര്‍ച്ചയായി. ഇപ്പോഴിതാ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് ജിയോ ബേബി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി (Mammootty) നാളെ ഫേസ്ബുക്കിലൂടെ പുറത്തിറക്കും. അവാര്‍ഡ് തിളക്കത്തില്‍ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം. പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‍കാരങ്ങളാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആണ്‍കോയ്‍മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്‍മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രമെന്നാണ് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടത്. മികച്ച സംവിധായകനുള്ള പദ്‍മരാജന്‍ പുരസ്‍കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമാണിത്. Sabhaapathy സന്താനം നായകനായെത്തിയ ചിത്രം സഭാപതി' ഡിലീറ്റഡ് സീൻ പുറത്തുവിട്ടു 'കുതന്ത്രശാലി കുഞ്ഞുപിള്ള ടിനി ടോം നടത്തിയത് ആറ് മാസത്തെ തയ്യാറെടുപ്പെന്ന് വിനയന്‍ Jail song ജി വി പ്രകാശ്‍ കുമാറിന്റെ 'ജയിലി'ലെ ഗാനങ്ങള്‍ പുറത്തുവിട്ടു Marakkar വ്യാജപതിപ്പ് കാണാതിരിക്കുക മരക്കാര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് പ്രിയദര്‍ശന്‍ Marakkar പോസിറ്റീവ് അഭിപ്രായങ്ങള്‍ ആഹ്ളാദിപ്പിക്കുന്നു മരക്കാര്‍ ടീമിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ Vlogger ഓടുന്ന ലോറിയില്‍ സ്വിമ്മിംഗ് പൂളുമായി വ്ളോഗര്‍, ബ്രേക്കിട്ടപ്പോള്‍ കിട്ടിയത് മുട്ടന്‍പണി! Diabetes പ്രമേഹം ആർത്തവത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം; ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു Sabhaapathy സന്താനം നായകനായെത്തിയ ചിത്രം സഭാപതി' ഡിലീറ്റഡ് സീൻ പുറത്തുവിട്ടു Mullapperiyar കൂടുതൽ വെള്ളം തുറന്നുവിടുന്നു, 3 ഷട്ടറുകൾ കൂടുതൽ ഉയർത്തി മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് Depression| കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അമേരിക്കന്‍ മോഡല്‍ താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 25കാരിയായ താരം ഇക്കാര്യം പറയുന്നത്. വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം (Depression) തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ (Anxiety). ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ താന്‍ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്. വിഷാദകാലത്തെ കരച്ചില്‍ സെല്‍ഫികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് 25കാരിയായ താരം ഇക്കാര്യം പറയുന്നത്. സോഷ്യല്‍ മീഡിയ അല്ല യഥാര്‍ഥ ജീവിതമെന്ന് തന്റെ 47 മില്ല്യണ്‍ വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓര്‍മിപ്പിക്കുകയാണ് ബെല്ല. കണ്ണീരൊഴുക്കിക്കൊണ്ടുള്ള നിരവധി സെല്‍ഫികളാണ് ബെല്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതെന്റെ ജീവിതത്തിലെ ചില ദിവസങ്ങളായിരുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. 'ചിലപ്പോള്‍ നിങ്ങള്‍ എല്ലാവരും കേള്‍ക്കും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന്. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ കേള്‍ക്കുന്നു. ചില കെമിക്കലുകളുടെ ബാലന്‍സ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം തടസ്സമുണ്ടാക്കുമെങ്കിലും പിന്നീട് ജീവിതം പുനരാരംഭിക്കാന്‍ ഇടയാക്കുന്നു ബെല്ല കുറിച്ചു. 'ഞാന്‍ അനുഭവിച്ച ആ കാലം ഒരു റോളര്‍കോസ്റ്ററില്‍ പായുന്ന പോലെയായിരുന്നു. വഴിയില്‍ നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാല്‍ ഇതിനെല്ലാം അവസാനം ആ റോളര്‍കോസ്റ്റര്‍ ശരിയായ പോയിന്റില്‍ എത്തിച്ചേരും ബെല്ല പറയുന്നു. Also Read: കൊവിഡ് കാലത്തെ ഏകാന്തത ഒരുമിപ്പിച്ചു; മനസ് നിറയ്ക്കുന്ന മാതൃക 'ഒമിക്രോൺ' വകഭേദം; രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് വിദഗ്ധർ Stress in Children കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എന്ത് ചെയ്യണം? porn injury ഷൂട്ടിങ്ങിനിടയിൽ ഏറ്റ പരിക്കുകൾ വിവരിച്ച് പോൺ താരം; നട്ടെല്ലിന് ക്ഷതമേറ്റെന്ന് വെളിപ്പെടുത്തൽ Omicron ഒമിക്രോണിനെതിരെ കൂടുതൽ ഫലപ്രദം കൊവാക്സിനെന്ന് ഐസിഎംആർ World disability day ഇന്ന് ലോക ഭിന്നശേഷി ദിനം; കുരുന്നുകള്‍ക്കായി പ്രത്യേക പദ്ധതിയുമായി സംസ്ഥാനം Jyotiraditya Scindia മന്‍മോഹന്‍ സിംഗും മോദിയും തമ്മിലുള്ള വ്യത്യാസം പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ Sandeep Murder സന്ദീപിന്റെ കൊലപാതകം: പിന്നില്‍ ആര്‍എസ്എസ്ബി-ജെപി സംഘം, പൊലീസ് വാദത്തിനെതിരെ കോടിയേരി Mahaan നേര്‍ക്കുനേര്‍ അച്ഛനും മകനും മഹാൻ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി വിക്രമും ധ്രുവും 'അതെന്‍റെ മക്കളല്ല, മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിപ്പിക്കരുത് അപ്‍സര പറയുന്നു Kerala HC: പിന്നാക്ക വിഭാഗത്തിൻ്റെ ക്ഷേമത്തിനുള്ള സർക്കാർ തീരുമാനങ്ങൾ വകുപ്പുകൾ അട്ടിമറിക്കരുതെന്ന് ഹൈക്കോടതി മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി കെ.സലിം നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതുവരെയുള്ള നാലാം ഘട്ടത്തില്‍ സ്പെഷ്യല്‍ സെല്‍ എസ്.പി ബി. കൃഷ്ണകുമാര്‍ സന്നിധാനത്തും തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി ബിജുമോന്‍.ഇ.എസ് പമ്പയിലും ടെലിക്കമ്മ്യൂണിക്കേഷന്‍ എസ്.പി ആമോസ് മാമ്മന്‍ നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരാകും. ജനുവരി ഒമ്പത് മുതല്‍ 20 വരെയുള്ള അഞ്ചാം ഘട്ടത്തില്‍ എസ്.എ.പി കമാണ്ടന്‍റ് അജിത് കുമാര്‍.ബി ആണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കുര്യാക്കോസ്.വി.യു, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി.കെ.എല്‍ എന്നിവര്‍ യഥാക്രമം പമ്പയിലും നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ് Vision News യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ് ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിലും ലഭ്യമാകും. അബുദാബി പോലീസാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. പ്രവൃത്തിദിവസങ്ങളിൽ തിരക്കുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകാൻ വേണ്ടിയാണ് നടപടി. ജോലി, പഠനം, മറ്റ് തിരക്കുകൾ എന്നിവ മൂലം സേവനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും താമസക്കാർക്ക് സേവനങ്ങൾ നൽകാനുമാണ് വാരാന്ത്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് സേവനം അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിംഗ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുറൈക് അൽ അമീരി പറഞ്ഞു. മുസഫയിലെ ഡ്രൈവർമാരുടെ ടെസ്റ്റിംഗ്, ലൈസൻസിംഗ് സെന്റർ ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ലേണിംഗ് ഡ്രൈവർമാരുടെ പരീക്ഷാ സേവനങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷയില്ല; സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഇന്ന് മുതൽ അനുപമയുടെ നിരാഹാരസമരം; സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരു അമ്മയുടെ പോരാട്ടം തുടരുന്നു – Media Mangalam പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷയില്ല; സെക്രട്ടറിയേറ്റിന്റെ മുമ്പിൽ ഇന്ന് മുതൽ അനുപമയുടെ നിരാഹാരസമരം; സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരു അമ്മയുടെ പോരാട്ടം തുടരുന്നു തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ഒരു അമ്മയുടെ പോരാട്ടം തുടരുന്നു. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. മകളെ തിരിച്ചുകിട്ടാനായി ഇന്ന് സെക്രട്ടറിയേറ്റിന്റെ മുമ്പിൽ നിരാഹാര സമരമിരിക്കാനാണ് തീരുമാനം. ഇന്ന് മുതൽ ആരംഭിക്കുന്ന സമരം കുഞ്ഞിനെ തിരികെ ലഭിക്കുന്നത് വരെ തുടരുമെന്നാണ് അനുപമ പറഞ്ഞിരിക്കുന്നത്. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ചാണ് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭർത്താവ് അജിത്തും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം തുടങ്ങുന്നത്. അതേസമയം സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമുണ്ടെന്ന വിവരവും ഇന്നലെ പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ചതായി പറയുന്ന ദിവസം ആൺകുട്ടിയെ ലഭിച്ചതായി ശിശുക്ഷേമ സമിതി പൊലീസിന് മറുപടി നൽകിയിരുന്നു. മറ്റ് വിവരങ്ങൾ ലഭ്യമല്ലായെന്നും വിശദീകരണം നൽകി. ഈ സാഹചര്യത്തിലാണ് ദത്തുനൽകിയതിന്റെ വിശദാംശങ്ങൾ തേടി സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്‌സ് ഏജൻസിക്ക് പൊലീസ് കത്ത് നൽകിയത്. വേഗത്തിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെയുള്ള ആറുപേരെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. പൊലീസ് അന്വേഷണത്തിനെതിരെ വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ പേരൂർക്കട സിഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ മേൽനോട്ട ചുമതല കന്റോൺമെൻറ് അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. നിസ്സാരം! ഐഫോണ്‍ 13 പ്രോ ഹാക്ക് ചെയ്യാനെടുത്തത് വെറും സെക്കന്റുകൾ മാത്രം; സംഭവം ഇങ്ങനെ വിദേശ സ്ഥാപനമായതിനാല്‍ വാട്‌സ്‌ആപ്പിന് ഇന്ത്യന്‍ നിയമത്തേയും ഭരണഘടനയേയും ചോദ്യം ചെയ്യാന്‍ കഴിയില്ല; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഉത്തമന്‍ ന്നാരുന്നു പേര്‌. ഇസ്കൂളില്‍ ചേര്‍ത്തപ്പോ ഉ എന്ന തല മുറിച്ചു കളഞ്ഞു തമന്‍ എന്നാക്കി. ഇപ്പൊ ഉ പുറകേ നടക്കുന്നു എന്നെ തല തിരിഞ്ഞവനാക്കാനായി ജനനം പത്തനംതിട്ടയിലെ ഇലന്തൂരില്‍ ആള്‍ ഇപ്പോ തമനൂന്റെ കത്തി വായിക്കുന്നു പേരു കേല്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും ഇത്‌ ശബരിമലയിലോ, മലയാറ്റൂരോ മലകേറിയതിന്റെ കഥയാണെന്ന്‌. അല്ല, ഇത്‌ ഞാന്‍ ദുബൈയില്‍ ലൈസന്‍സിനു വേണ്ടി ഹില്‍ എടുത്ത കഥയാണ്‌. ഹില്‍ എടുക്കുന്നതിന്‌ മുന്‍പ്‌ രണ്ട്‌ ടെസ്റ്റുകള്‍ കൂടിയുണ്ട്‌, റിവേഴ്സ്‌ പാര്‍ക്കിങ്ങും, സൈഡ്‌ പാര്‍ക്കിംഗും. ഇന്ത്യക്ക്‌ എന്നെങ്കിലും ഫുട്ബോളിന്‌ ബ്രസീലിനെതിരെ കളിക്കാന്‍ ഒരു ചാന്‍സ്‌ കിട്ടിയാല്‍ ഒരര മണിക്കൂര്‍ ഓടിക്കഴിഞ്ഞ്‌ ശ്വാസംകിട്ടാതെ കണ്ണും നാക്കും തള്ളി തല കറങ്ങി വീഴുന്നത്‌ പെനാല്‍റ്റി ഏരിയായില്‍ വല്ല ബ്രസീലുകാരന്റെ കാലിനടുത്തെങ്ങാനുമാവുകയും റഫറിക്ക്‌ ദയ തോന്നി ഒരു പെനാല്‍റ്റി കിക്കിന്‌ ചാന്‍സ്‌ കിട്ടുകയും ചെയ്താല്‍, കാറ്റിന്റെ ആനുകൂല്യം കൊണ്ട്‌ പന്ത്‌ ഗോളിയുടെ അടുത്തു വരെ ചെല്ലുകയും ആ സമയത്ത്‌ ബ്രസീല്‍ ഗോളിയുടെ രണ്ടു കണ്ണുകളിലും ഓരോ ഈച്ചയെങ്കിലും വീഴുകയും ചെയ്താല്‍ ഒരു ഗോള്‍ നേടാം എന്നു പറയുന്നതിന്റെ അത്രയും സാധ്യത പോലും എന്റെ ആദ്യ ടെസ്റ്റിന്റെ വിജയത്തിനായി എന്റെ ആശാന്‍ കൊടുത്തിരുന്നില്ല. പക്ഷേ മണിക്കൂറിന്‌ 35 ദിര്‍ഹംസ്‌ എണ്ണിക്കൊടുത്തിരുന്ന എനിക്ക്‌ അങ്ങനെ ചിന്തിക്കാന്‍ പറ്റില്ലല്ലോ. ജയിച്ചേക്കും എന്നെനിക്ക്‌ ശക്തമായ തോന്നലുണ്ടായിരുന്നു, ആ തോന്നലില്‍ ഒരു കാര്യവുമില്ല എന്നെനിക്കുറപ്പുണ്ടായിരുന്നെങ്കില്‍ പോലും. കാരണം സ്ഥിരമായി ഹിന്ദിപ്പരീക്ഷയ്ക്ക്‌ ശേഷം ഉണ്ടാകാറുള്ള ആ തോന്നലിനെ തെറ്റാണ്‌ തെറ്റാണ്‌ തെറ്റാണ്‌ എന്ന്‌ പരീക്ഷാഫലം കാണിച്ച്‌ കാലം പലപ്രാവശ്യം തെളിയിച്ചിട്ടുള്ളതാണ്‌. തൊഴിലില്ലായ്മ വേതനം വാങ്ങിക്കാന്‍ പോയിട്ട്‌ രാവിലെ ഏഴു മുതല്‍ പത്തു വരെ ക്യൂവില്‍ നല്ല ഡീസന്റായിട്ട്‌ നിന്നും, പിന്നീട്‌ വരാന്തയില്‍ ഇരുന്നും, അവിടെ വെയില്‍ വന്ന്‌ മൂത്തപ്പോള്‍ അടുത്തുള്ള മരത്തിന്റെ കീഴിലേക്കു മാറിയും, നീണ്ട എട്ടു മണിക്കൂര്‍ കാത്തു നിന്ന എന്നെ, ഒന്നു മൂത്രമൊഴിക്കാന്‍ പോയ രണ്ടേ രണ്ടു മിനിട്ടിനുള്ളില്‍ തന്നെ വിളിച്ച്‌ ചതിച്ച എമ്പ്ലോയ്‌മന്റ്‌ എക്സ്ചേഞ്ച്‌കാരുടെ ചതി ഇവിടെ സംഭവിക്കരുതെന്ന്‌ കരുതി കാത്തിരുപ്പ്‌ മുറിയില്‍ മുന്‍നിരയില്‍ തന്നെ, എന്റെ സ്വന്തം ലാന്‍ഡ്‌ ക്രൂയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വപ്നോം കണ്ട്‌ ഞാനിരുന്നു. അറബിപ്പോലീസിന്റെ വിളി വളരെ മനോഹരമാണ്‌ വ്‌..ഷ..ളേന്‍" എന്ന്‌ വിളിക്കുമ്പോള്‍ വിശാലനും (ഒരു പക്ഷേ ആ പാവം അറബി വിശാലന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ടാകും- വഷളന്‍ എന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചിരിക്കുക ആ ക്രാ ച്ചാന്‍" എന്നു വിളിക്കുമ്പോള്‍ അഗ്രജനും (ആക്രാന്തന്‍ എന്നായിരുന്നെങ്കില്‍ കറക്റ്റ്‌ ആയേനേ എഴുനേറ്റ്‌ ചെല്ലണം. മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ മനസ്സില്‍ വച്ച്‌ എന്റെ പേര്‌ അറബിയില്‍ പറഞ്ഞാല്‍ വൃത്തികേടാവുന്ന എല്ലാ കോമ്പിനേഷനുകളും ഞാന്‍ ആലോചിച്ച്‌ വച്ചു. ഏതു വന്നാലും ചാടിപ്പിടിക്കണമല്ലോ എന്റെ പേരുമായോ, എന്റെ അപ്പന്റെ പേരുമായോ, വീട്ടു പേരുമായൊ സാമ്യമുള്ള ഏത്‌ പേരുകേട്ടാലും ചാടി എഴുന്നേറ്റ്‌ കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ ഏതെങ്കിലും ബസ്‌ വന്ന്‌ കേറുമ്പോള്‍ ഓടിപ്പോയി അതിന്റെ ബോര്‍ഡ്‌ നോക്കി നിരാശരായി വരുന്നതു പോലെ, ദ്വാരജാലകത്തിന്റെ അടുത്ത്‌ ചെന്ന്‌ ആപ്ലിക്കേഷനിലുള്ള ഫോട്ടം നോക്കി, അത്‌ എന്റത്രയും സൗന്ദര്യമുള്ളവനല്ല എന്നു മനസിലാക്കി തിരിച്ചു വരുമ്പോഴേക്കും, ഞാനിരുന്ന സീറ്റില്‍ ഏതെങ്കിലും പഠാന്‍ ഇരിക്കുന്ന കാഴ്ച്ച ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലു പ്രാവശ്യം കണ്ട്‌ നാലുപ്രാവശ്യോം കോള്‍മീരാനായി നിന്നുപോയി ഞാന്‍. എനിക്കു മുന്‍പിലും പിന്‍പിലും സൈഡിലും ഒക്കെയിരുന്ന ആള്‍ക്കാരെല്ലാം വിളിക്കപ്പെട്ടു അവസാനം ഇലന്തൂര്‍ പീപ്പിള്‍സില്‍ സെക്കന്‍ഡ്‌ ഷോക്ക്‌ ആളിരിക്കുന്നതു പോലെ ഞാനും അറബിയറിയാത്ത ഒരു പത്ത്‌ പേരും അവിടവിടായി ശേഷിച്ചു. ഒടുവില്‍ ഒരറബി ഞങ്ങളെ കൈയാട്ടി വിളിച്ചു. പല ഭാഷക്കാരായിരുന്നിട്ടും ഞങ്ങള്‍ക്കെല്ലാം അത്‌ എങ്ങനെ മനസിലായി എന്നൊന്ന്‌ അല്‍ഭുതം കൂറി ചിന്താവിഷ്ടനായി രണ്ട്‌ മിനിട്ട്‌ നില്‍ക്കാന്‍ ചാന്‍സ്‌ ഉണ്ടായിട്ടു പോലും അതിനു മുതിരാതെ മുന്‍പില്‍ തന്നെ ഓടി ചെന്ന എന്നോട്‌ അയാള്‍ അറബിയിലെന്തോ അലറി. അന്നും ഇന്നും അറബി കേട്ടാല്‍ എനിക്ക്‌, ഞാന്‍ പറയുന്ന ഹിന്ദി കേള്‍ക്കുന്നവന്റെ അതേ അവസ്ഥയാണ്‌. ഒന്നും മനസിലാവുകയില്ല. ഞാന്‍ ദയനീയമായി അറബിയേം, അതു കഴിഞ്ഞ്‌ അതിലും ദയനീയമായി എന്റെ പുറകില്‍ നിന്ന ആളേം നോക്കി. അയാള്‍ തെറിവിളിക്കുകയാണെന്ന്‌ എനിക്ക്‌ ഒറ്റയടിക്കു തന്നെ മനസിലായിരുന്നു. ഈ എക്സ്പീരിയന്‍സ്‌ എന്നു പറയുന്നത്‌ ചെറിയ കാര്യമൊന്നുമല്ലേ ഏതു ഭാഷയിലായാലും വിളിക്കുന്നത്‌ തെറിയാണെങ്കില്‍ എന്റെ ആറാമിന്ദ്രിയം അപ്പോ തുറന്ന്‌ പ്രവര്‍ത്തിച്ച്‌കളേം ജനിച്ചതില്‍ പിന്നിന്നു വരെ എത്ര തെറികള്‍ കേട്ടിരിക്കുന്നു, എത്ര ഭാഷകളിലുള്ളത്‌, എത്ര പ്രായക്കാരുടെ പക്കല്‍ നിന്ന്‌, എത്ര ഗ്രേഡിലുള്ളത്‌ ഹോ ഓര്‍ക്കുമ്പോ ദേ ഇപ്പോഴും എന്റെ രോമങ്ങളൊക്കെ എഴുനേറ്റ്‌ നില്‍ക്കുന്നു. ങ്‌ഹാ അതൊരു കാലം. അറബി ടെസ്റ്റ്‌ നടക്കുന്ന സ്ഥലത്തേക്ക്‌ കൈചൂണ്ടി എന്തോ അലറി. അതിന്റര്‍ത്ഥം എല്ലാവരേക്കാളും മുന്‍പില്‍ മനസിലാക്കി ഞാന്‍ ആദ്യം പുറത്തു കടന്നു. ഒന്നു രണ്ടു പേര്‍ റിവേഴ്സ്‌ എടുത്ത്‌ തോന്നിയ വഴിയൊക്കെ പോകുന്നത്‌ കണ്ട്‌ അവിടെ നിന്നവരൊക്കെ ചിരിക്കുന്നതു കണ്ടപ്പോള്‍, ഇതൊക്കെ എന്തോ ഇരിക്കുന്നു, ഞാനെടുക്കുന്നത്‌ ഒന്നു കണ്ടിട്ടു പോ, നിങ്ങളു ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവമാകും എന്നെനിക്ക്‌ പറയാന്‍ തോന്നിപ്പോയി. പക്ഷേ അല്‍ഭുതമെന്ന്‌ പറയട്ടെ, ഞാന്‍ ആദ്യത്തെ തവണയില്‍ തന്നെ കൃത്യമായി റിവേഴ്സ്‌ പാര്‍ക്ക്‌ ചെയ്തു. എനിക്കു തന്നെ വിശ്വസിക്കാനൊത്തില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നു വരെ കൃത്യമായി റിവേഴ്സ്‌ പാര്‍ക്ക്‌ ചെയ്ത ഏക അവസരം അതു മാത്രമായിരുന്നു. ഫോര്‍മുലാ വണ്‍ കാര്‍ റേസിങ്ങില്‍ ജയിച്ചു വരുന്ന മൈക്കല്‍ ഷുമാക്കറുടെ ഒരു വിദൂരഛായയുണ്ടായിരുന്നു ആ കാറില്‍ നിന്ന്‌ ഇറങ്ങിയുള്ള എന്റെ ആ വരവിന്‌. അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാഴ്ച്ച കാണുന്നത്‌, റിവേഴ്സ്‌ എടുത്ത ഒരുവന്‍ കമ്പി വേലിയും പൊളിച്ച്‌ അപ്പുറത്ത്‌ പോയിരിക്കുന്നു. ആ ശ്രദ്ധയിലാണ്‌ പോലീസുകാരന്‍. ഞാന്‍ ചെന്നപ്പോള്‍ അയാള്‍ എന്നോട്‌ തോറ്റോ എന്ന്‌ അറബിയില്‍ ചോദിച്ചു (അങ്ങനാരിക്കും, അല്ലാതെന്ത്‌ ചോദിക്കാനാ ഞാന്‍ യേസ്‌ എന്നു മൂളി. അയാള്‍ ഉടന്‍ തന്നെ ആപ്ലിക്കേഷനില്‍ മുറുക്കാനിടിക്കുന്നതുപോലെ ഒരു സീല്‍ അടിച്ചിട്ടു പറഞ്ഞു ഹില്‍". എന്റമ്മേ ഞാനതു ജയിച്ചോ ആ പന്ന നാറി പോലീസുകാരന്‍ അവിടെയും ഇവിടെയും ഒക്കെ നോക്കി നിന്നിട്ട്‌ എന്നെ ആവശ്യമില്ലാതെ ജയിപ്പിച്ചോ ഇനി അടുത്തത്‌ ഹില്ലാണ്‌ ഹില്‍ ആദ്യ രണ്ട്‌ ടെസ്റ്റും ദയനീയമായി പരാജയപ്പെടുമെന്ന്‌ ഉറപ്പുണ്ടായിരുന്നതിനാല്‍ ആശാനെന്നെ ഹില്‍ എടുക്കാന്‍ പഠിപ്പിച്ചിരുന്നില്ല. ഇത്‌ സ്കൂളില്‍ ജൂനിയേര്‍സ്‌ പിള്ളേരെ ഗുസ്തി പിടിച്ച്‌ തോല്‍പ്പിച്ചതിന്റെ യോഗ്യതയില്‍, കറമ്പിപ്പതിയാട്ടി തുണി അലക്കുന്നതു പോലെ എതിരാളികളെ കാലേവാരി നെലത്തടിക്കുന്ന റെസ്‌ലിങ്ങുകാരോട്‌ മല്‍സരിക്കാന്‍ റിങ്ങില്‍ കൊണ്ടിട്ടപോലായല്ലോ പോലീസ്‌ എന്നെ നോക്കി ഒന്നു മന്ദഹസിച്ചു, എന്നിട്ട്‌ എന്റെ ആപ്ലിക്കേഷനില്‍ 'പാസ്‌' എന്നടിച്ചു. ഞാന്‍ ഒരു താങ്ക്സ്‌ പറഞ്ഞ്‌ ബ്രേക്കില്‍ നിന്നും കാലെടുത്തു സ്വന്തം പുരയിടത്തിലെ ഉയരമുള്ള കൈയാലയുടെ സൈഡിലിരുന്ന്‌ പാലപ്പുറത്തെ പാപ്പച്ചാന്റെ വയലിലേക്ക്‌ സ്ഥിരമായി വെളിക്കിറങ്ങാറുണ്ടായിരുന്ന ഉള്ളന്നൂരെ ജോണ്‍സണ്‍ ഒരു ദിവസം രാവിലത്തെ ശ്രമത്തിനിടയില്‍ കാലുതെന്നി പുറകോട്ട്‌ മലച്ച്‌ വീണതുപോലെ, വണ്ടിയും ഞങ്ങളും കൂടി ബ്രേക്കില്ലാത്ത സൈക്കിളില്‍ ഇറക്കമിറങ്ങുന്ന സ്പീഡില്‍ പുറകിലേക്ക്‌ പോയി. 'ഓ സൈനബായുടെ' മുന്‍പിലുള്ളതിനേക്കാള്‍ കുറെക്കൂടി അപരിഷ്‌കൃതവും, കുറേക്കൂടി ദീര്‍ഘവുമായ ഒരു 'ഓ' ആ പാവം പോലീസുകാരനില്‍ നിന്നും ഉയര്‍ന്നു കേട്ടു. അപ്പോളാണ്‌ ഞങ്ങളൂടെ പിന്‍യാത്രയുടെ രഹസ്യം എനിക്ക്‌ മനസിലായത്‌. ഞാന്‍ ഹാന്‍ഡ്‌ ബ്രേക്ക്‌ വലിച്ചു വയ്ക്കാന്‍ മറന്നു പോയിരുന്നു. നിങ്ങളൊരു പക്ഷേ വിചാരിക്കുന്നുണ്ടാകും ഞാന്‍ ആ ടെസ്റ്റ്‌ തോറ്റു പോയീന്ന്‌. എന്നെപ്പോലും അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ 'അടിച്ചതടിച്ചു' എന്ന തീരുമാനം ആ പോലീസുകാരനെടുത്തു. ഞാന്‍ പാസ്സായി. ഒരു പക്ഷേ എന്നെ തോല്‍പ്പിച്ചാല്‍ ഞാന്‍ വീണ്ടും ഹില്‍ എടുക്കാന്‍ അങ്ങേരുടെ അടുക്കല്‍ തന്നെ ചെല്ലും എന്നു പേടിച്ചായിരിക്കാം പാവം. Labels: കത്തി, കദനകഥകള്‍, തമാശ, നര്‍മ്മം ഒരു മലകേറ്റത്തിന്റെ കഥ. നാട്ടിലല്ല, ഇവിടെ ദുബായില്‍. അതു കലക്കി. ഇന്ത്യ ബ്രസീലിനെതിരെ ഗോള്‍ അടിക്കാന്‍ ഉള്ള ചാന്‍സ്‌ വിവരിച്ചത്‌ തകര്‍ത്തു ഹില്ലെടുത്ത് കഴിഞ്ഞപ്പൊ വണ്ടീടെ ആ റിവേഴ്സിലുള്ള പോക്കുണ്ടല്ലോ ഹെന്റമ്മേ ഇതിനു മുന്പ് ഇടിവാളിന്റെ ‘കുല്ലു മിസ്റ്റേക്ക്’ വായിച്ചപ്പഴും ഇതേ ചിരിയായിരുന്നു. “മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ “ മറക്കാമ്പറ്റൂല്ല കലക്കന്‍ തമനു,നല്ല വിവരണം,ഉപമകളും; ചിരിക്കാതെന്തു ചെയ്യും, പാവം പോലീസുകാരന്‍.അതുപോട്ടെ. ആ കാറിനെന്തേലും പറ്റിയോ അപ്പാ ഹാസ്യ കിരീടങ്ങള്‍ പിന്നേം പിന്നേം പണിയനമല്ലോ തമനൂ ഒരു വിശാലനും ഒരിടിവാളും നോക്കീട്ട് അസ്സലാകപ്പാടെ രണ്ടെണ്ണം മാത്രം മതിയാരുന്നു ഇതു വരെ! ഇപ്പോ ദാ തമനു, വികടന്‍, വി.വി,കുട്ടിച്ചാത്തന്‍ എന്തിന് ദില്‍ബനും പാച്ചാലവും വരെ പട്ടയണിയാന്‍(പട്ടയടിക്കാനല്ലേ)കാത്തിരിക്കുന്നു. ഏതായാലും അസ്ഥാന പട്ട വിതരണക്കുത്തക കമ്പനി കുറുമാന്‍ എന്റര്‍പ്രൈസസ് ഇതൊന്നും കാണുന്നില്ലേ ആവോ? ഹ ഹ ഹ ഹ അയ്യോ ഹ ഹ ഹ നിര്‍ത്താന്‍ പറ്റുന്നില്ലേയ് ഹ ഹ ഹ ഹ ഓവര്‍ ആയോ? എന്തായാലും അടിപൊളി.. കിടിലന്‍! ബ്രസീലിനെതിരെയുള്ള ആ ഗോള്‍ കലക്കി. എങ്കിലും ബ്രസീലിന്റെ ഗോളിയെ വെറും ഈച്ചയല്ല സാക്ഷാല്‍ തേനീച്ച തന്നെ കൈവെക്കേണ്ടി വരും എന്നാ എന്റെ ഒരു തോന്നല്‍. ഓടോ: ഈ പണ്ടാരമെല്ലാം കഴിഞ്ഞ് ഞാനൊരു ലൈസന്‍സെടുക്കുന്നതിലും നല്ലത് പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉപയോഗിച്ച് അന്തരീക്ഷമലിനീകരണാം കുറയ്ക്കുന്ന വളണ്ടിയറാവുന്നതാ. ബിക്കോസ് ഐ കേര്‍ ഫോര്‍ എര്‍ത്ത്. അല്ലാതെ ഇതൊക്കെ ഒരു സമ്പവായിട്ടാ അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ഈ നീണ്ട ആക്രാന്തനം ഞാന്‍ തന്നെ എന്റെ മണ്ടയ്ക്ക് വീക്കിയതു കൊണ്ടാണ് ആസ്ഥാന പുലികളില്‍ നിന്നും ഞാന്‍ അരവിന്ദന്റെ പേരു മറന്നു ഛായ് ലന്‍‌ഞാ‍ാ‍ാ‍ാ‍ാവഹം "എന്റെ സ്വന്തം ലാന്‍ഡ്‌ ക്രൂയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വപ്നോം കണ്ട്‌ ഹോ എന്തൊരു സ്വപ്നം.ലൈസന്സിനു ശ്രമിച്ച് 'പ്രാന്ത്' പിടിച്ച കഥ പലരും പറഞ്ഞിട്ടുണ്ട്.ഇത്രേം തമാശയുള്ള കഥ ഇതാദ്യം. ഒരുപാട് ചിരിച്ചു.മൂഡോഫ് ആയിരുന്ന എന്നെ ഇത്രയും രസിപ്പിച്ച് ഉഷാറാക്കിയതിന് വേറെയും നന്ദി. 'അറബിപ്പോലീസിന്റെ വിളി വളരെ മനോഹരമാണ്‌ വ്‌..ഷ..ളേന്‍" എന്ന്‌ വിളിക്കുമ്പോള്‍ വിശാലനും (ഒരു പക്ഷേ ആ പാവം അറബി വിശാലന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ടാകും- വഷളന്‍ എന്നായിരിക്കും അയാള്‍ ഉദ്ദേശിച്ചിരിക്കുക ആ ക്രാ ച്ചാന്‍" എന്നു വിളിക്കുമ്പോള്‍ അഗ്രജനും (ആക്രാന്തന്‍ എന്നായിരുന്നെങ്കില്‍ കറക്റ്റ്‌ ആയേനേ എഴുനേറ്റ്‌ ചെല്ലണം. മീരാന്‍ എന്ന എന്റെ സുഹൃത്ത്‌ അറബി തെറി വിളിച്ചു എന്ന്‌ പറഞ്ഞ്‌ ആദ്യത്തെ ദിവസം തന്നെ കട്ടേം പടോം മടക്കിയിരുന്നത്‌ മനസ്സില്‍ വച്ച്‌ എന്റെ പേര്‌ അറബിയില്‍ പറഞ്ഞാല്‍ വൃത്തികേടാവുന്ന എല്ലാ കോമ്പിനേഷനുകളും ഞാന്‍ ആലോചിച്ച്‌ വച്ചു.' നൈഫ് റോഡ് ഭാഗത്തേക്ക് വരുന്നുണ്ടെങ്കില്‍ ഒന്നു വിളിച്ച് പറയണേ ,റോഡിലിറങ്ങാതിരിക്കാന്‍ ശ്രമിക്കാലോ തമനൂ ഹില്ല് കലക്കി നാട്ടില്‍ മൂന്നാം ശ്രമത്തില്‍ ലൈസന്‍സ്‌ കിട്ടിയ എണ്റ്റെ കാറ്‍ വരുമ്പോള്‍ എണ്റ്റെ ആശാനടക്കം മാറിനില്‍ക്കുന്നത്‌ ഒാര്‍മ്മിച്ചു. ബ്രേക്കിടാന്‍ ഇപ്പഴെങ്കിലും പഠിച്ചുകാണുമല്ലോ, ഇല്ലെങ്കില്‍ ഇനിയും ഉരുണ്ടുപോകും. ആദ്യം രണ്ട് ഗുണപാഠങ്ങള്‍ ആവര്‍ത്തിച്ചു പറയട്ടെ ഒന്ന്: ഒന്നും പിന്നേക്ക് നീട്ടി വെക്കരുത്! ഈ സംഭവം ഞാനൊരു പോസ്റ്റാക്കണം എന്നു കരുതി നടക്കാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ട് മാസമായി. അതിലിടയ്ക്ക് ‘പെണ്ണുകാണല്‍ പോസ്റ്റ്’ ‘ജന്മദിന കവിത’ ‘വിവാഹവാര്‍ഷീക പോസ്റ്റ്’ ഇത്യാദ്യ ഒഴിവാക്കാനാവാത്ത പോസ്റ്റുകള്‍ വന്നപ്പോള്‍ ഈ കാര്യം അങ്ങട്ട് നീണ്ടു നീണ്ടു പോയി അവസാനം ബ്ലോഗും ചാരി നിന്ന തമനും അതടിച്ചോണ്ട് പോയി. അതെ, ഞാനാ സംഭവം നേരത്തെ എഴുതിയിരുന്നെങ്കില്‍ ഇത്രയും നല്ലൊരു കിടിലന്‍ ഹാസ്യ പോസ്റ്റ് നമുക്ക് നഷ്ടപ്പെടുമായിരുന്നു. ഞാനെങ്ങിനെ തലകുത്തി നിന്ന് എഴുതിയാലും, സംഭവങ്ങള്‍ സമാനമാണെങ്കിലും ഇതിന്‍റെ ഏഴയലത്തു കൂടെ പോലും പോവില്ലെന്നുറപ്പ് (തമനു അധികം നെഗളിക്ക്കേണ്ട). എന്‍റെ തമനു മീരാനെ വിളിച്ച ‘വിളി’ വായിച്ച്, പിന്നെ അത് സങ്കല്പിച്ച് നോക്കി ചിരിച്ചൊരു പരുവമായി എന്‍റെ ഡൈവിംഗ് ടെസ്റ്റ് അനുഭവങ്ങളും സമാനമാണ് ക്ലൈമാക്സ് മാത്രേ മാറ്റമുള്ളൂ. ആദ്യത്തെ ടെസ്റ്റിലല്ല പാസ്സായതെന്ന ഒരു ‘ചെറിയ’ വിത്യാസം കൂടെയുണ്ട്. ഒരു കുറ്റിയെ ഒന്നിത്തിരിയങ്ങട്ട് വണിടി കൊണ്ട് തള്ളിനീക്കി വെച്ചെങ്കിലും ഗ്യാരേജ് പാസ്സാക്കി തന്നു. പിന്നെ പാര്‍ക്കിങ്ങ് ഒരു നടയ്ക്ക് പോവില്ല എന്ന് മനസ്സിലായ ഞാനും തിരിച്ചു കൊണ്ടു വന്നിട്ടപ്പോള്‍ അതും പാസ്സാക്കി വിട്ടു. പിന്നെ ‘മല കേറ്റം’ അതെങ്ങിനെ എന്നത് ചുമ്മാ ‘മാസ്റ്റര്‍‘ ഒരു തവണ കാണിച്ചു തന്നിരുന്നു. എന്തായാലും കിട്ടിയതല്ലേ എന്നതോണ്ട് ട്രൈ ചെയ്യാമെന്ന് വെച്ചു. ഗ്യാരേജും, പാര്‍ക്കിങ്ങും റിവേഴ്സ് ഗിയറില്‍ തുടങ്ങി ശീലിച്ച ഞാന്‍ ഇവിടേയും അതു തന്നെ ആവര്‍ത്തിച്ചു കൊണ്ടാണ് ആ പോലീസുകാരനെ ഞെട്ടിച്ചത്. ഇത്രേം മിടുക്കാനായിരിക്കും ഞാനെന്ന് ആ പോലീസുകാരന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അയാളന്നെന്നെ നോക്കിയ നോട്ടം ഇപ്പഴും ഞാന്‍ മറന്നിട്ടില്ല. ക്വാട്ട് ചെയ്യാന്‍ ഒത്തിരിയുണ്ട് തമനൂ അതൊക്കെ മറ്റ് വായനക്കാര്‍ക്ക് വേണ്ട് നീക്കി വെക്കുന്നു എന്നാലും ഷെയ്ക് സായിദ് റോഡില്‍ തമനു വരുമെന്നറിഞ്ഞ് വണ്ടിയൊരിടത്ത് പാര്‍ക്ക് ചെയ്ത് മാറി നില്‍ക്കുന്ന ആ പോലീസുകാരന്‍ എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു പതിവുപോലെ തന്നെ ഇതും കലക്കി തമനൂ. യു എ യില്‍ ലൈസന്‍സെടുത്ത എല്ലാവര്‍ക്കും ഇതുപോലെ ഒരു പോസ്റ്റെഴുതാനുള്ള വകുപ്പ് കാണും. ചിലര്‍ക്ക് പത്തു പതിനഞ്ചു പോസ്റ്റും. എനിക്കുമുണ്ട് ഒന്നു രണ്ടെണ്ണം എഴുതാന്‍:) സമയകുറവുമൂലം ബ്ലോഗുകള്‍ വായിക്കാനോ, എഴുതാനോ സാധിക്കുന്നില്ല മാളോരെ, ക്ഷമി റിവേഴ്സ് വന്ന വരവ് ഓര്‍ത്ത് ചിരിച്ച് മരിച്ച് ഗഡീ..സൂപ്പര്‍ ഡ്യൂപ്പര്‍. ഇതു കലക്കി. ഇപ്പോള്‍ റിവേഴ്സിടാന്‍ പഠിച്ചോ ? അറബി പോലീസിനും പേടി സ്വപ്നമായി മാറി അല്ലേ. തമനു, ആ പേരില്‍ തന്നെ എന്തോ ഒരു ഇതൊളിഞ്ഞിരിപ്പുണ്ട്‌. നേരില്‍ കണ്ടപ്പോഴും ഊഹിച്ചുപോയി, ആളൊരു ജഗജില്ലിയാണെന്നത്‌. ചെറിയ സംഭവം വിവരിച്ച രീതിയാണ്‌ അല്‍ഭുതം, നന്നായി ചിരിച്ചുപോയി. (ഓ:ടോ നാട്ടില്‍ പണ്ട്‌ അതായത്‌ പതിനെട്ട്‌ തികയുന്നേനും മുന്‍പ്‌ വണ്ടിയോടിക്കാന്‍ ചേര്‍ന്നതും തുടര്‍ന്നുണ്ടായ രസങ്ങളും മനസ്സിലോടിയെത്തി മുട്ടി നില്‍ക്കുന്നു ഇത്‌ കണ്ടപ്പോള്‍, അതൊരിക്കലൊരു പോസ്‌റ്റില്‍ കൊണ്ടിട്ട്‌ ചാര്‍ത്താമല്ലേ?) എവിടെയോ കണ്ട പരിചയം. വൈകിയെങ്കിലും ഒരു സ്വാഗതം. ത്രിശൂറ് നിന്നും ചില പുലികള്‍ ബൂലോകം അടക്കി വാഴുന്നത് കണ്ട് ഇരിക്കുംപ്പോളാണ്‍ നമ്മുടെ ജില്ല്ലയില്‍ നിന്നും വേറിട്ട ഒരു ബ്ലോഗ്ഗറ്. കിടക്കട്ടന്നെ നമ്മുടെ ജില്ലയില്‍ നിന്നും ഒന്നു രണ്ട് “ഗോള്‍”. പോസ്റ്റ് നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും പോരട്ടെ. PS: ഇതു വായിചിട്ട് ആരും ദുബായിലെ ഡ്രൈവിങ്ങ് ലൈസന്സ് ഇത്രയും ഈസി ആണെന്നു കരുതരുത്. O TO: സീറ്റ് ബെല്റ്റിടാതെ ആദ്യ റോഡ് ടെസ്റ്റ് കൊടുത്തയാളെ അടുത്ത മീറ്റില്‍ കാണിച്ചു തരാം തമനുചേട്ടാ, പതിവുപോലെ ഇതും കലക്കി. കുഴിക്കലാക്കാരന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ. ഉപമകള്‍ പറയാനുള്ള ചേട്ടന്റെ കഴിവ്‌ അപാരം. ഞാനൊരു ബ്ലോഗ്‌ തുടങ്ങി. താങ്കള്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതലക്കീല്ലോ, ആ ഗോളടിയും, റിവേഴ്സ് വരവും അന്യായ ഐറ്റംസ് തന്നെ എറണാകുളം പറവൂര്‍ 'എട്ടെടുക്കല്‍' കേന്ദ്രത്തില്‍ ഒരു ചേടത്തിയുടെ അഭ്യാസത്തിനു ഞാനും സാക്ഷിയായിട്ടുണ്ട്‌. എം.80-യില്‍ 'എട്ട്‌' എടുത്ത്‌ ,ആ എടുക്കല്‍ റോമന്‍ ലിപിയിലെ എട്ട്‌ ആയി മാറിയപ്പൊ..ഇന്‍സ്പെക്ടര്‍ പറഞ്ഞു.. മാഡം,സിഗ്നല്‍ കറക്ടാക്കി നേരെ ഓടിച്ചു കാണിച്ചാല്‍ മതി തമനുവിന്റെ മലകയറ്റം വായിച്ചപ്പോള്‍ എനിക്കും എന്റെ അനുഭവം ഓര്‍മ്മവന്നു. ഷാര്‍ജയില്‍ വെച്ചു ലൈസന്‍സെടുക്കാന്‍ ഹില്ലിന്റെ ഉച്ചിയില്‍ കയറിയപ്പോള്‍ പാലത്തിന്റെ വീതിയെക്കുറിച്ചുള്ള എന്റെ മനസ്സിലെ കമ്മട്ടം നഷ്ട്പ്പെട്ടു.അതോടെ പഞ്ചേന്ദ്രിയങ്ങളും പണിമുടക്കി, സപ്തനാഡികളും ഹര്‍ത്താലാചരിച്ചു. വണ്ടിയെടുത്താല്‍ കുണ്ടില്‍ ചാടുമെന്നു മനസ്സു കട്ടായം പറഞ്ഞു. അവസാനം ഒപ്പമിരിക്കുന്ന പോലീസുകാരന്‍ വണ്ടിയെടുത്തു. പിന്നെവരാന്‍ ശീട്ടുമടക്കി തന്നു. കഷ്ടപ്പെട്ടു ഗ്യാരേജ്‌,റിവേര്‍സ്‌,പാര്‍ക്കിംഗ്‌,കച്ചയും പാസ്സായി പക്ക(ഫൈനല്‍) ടെസ്റ്റിനു പോകാനിരിക്കെയായിരുന്നു ഞങ്ങളുടെ കമ്പനി എന്നെ ഉമ്മുല്‍ കുവൈന്‍ ഓഫീസിലേക്കു മാറ്റിയത്‌. ആദ്യദിവസം തന്നെ 12 മണിക്കു ഒരു ചെക്കു തന്നു അതുമാറ്റാന്‍ ഷാര്‍ജക്കുപോകാന്‍ നിസ്സാന്‍ പട്രോളിന്റെ ചാവിയും തന്നിട്ടു അറബാബു Still not learned? എന്ന ചോദ്യം അഭിമാനത്തിന്റെ നട്ടല്ലില്‍ ഒരു കുത്തു കുത്തിയപ്പോള്‍ ലൈസന്‍സൊന്നുമില്ലന്ന കാര്യം ഓര്‍ത്തതേയില്ല. അതില്‍പിന്നെ എനിക്കു ഒരു വണ്ടിയും തന്നിട്ടില്ല. മാത്രമല്ല അതിനു ശേഷം എന്നും യാത്രയില്‍ ഞാന്‍ പിന്‍സീറ്റില്‍ കിടന്നു ഉറക്കം ആസ്വദിക്കുകയണ്‌ പതിവ്‌. ലെസന്‍സുള്ളവര്‍ പാര്‍ക്കിംഗിന്റെ പ്രശ്നവും,റഡാരിന്റെ പൈസകട്ടു ചെയ്ത വിവരവും പറയുമ്പോള്‍ ഞാന്‍ ടാക്സിക്കാരന്റെ നശിച്ച വാടയും കൊള്ളകൂലിയും പറഞ്ഞു സമാധാനിച്ചു. ചിരിച്ചൊരു വഴിക്കായി..ഉപമകളൊക്കെ അടിപൊളി ഉമേഷേട്ടന്‍ ആദ്യത്തെ പോസ്റ്റാ‍യ ബ്ലോഗ് വെഞ്ചിരിപ്പില്‍ പറഞ്ഞതൊക്കെ വായിച്ചൊ തമനുവേ മലകേറ്റത്തേക്കാള്‍ മല ഇറക്കമാണ്‌ രസകരം.. ബ്രസീല്‍ ഇന്ത്യ മത്‌സരം ലൈവ്‌ ആയി കണ്ട ഒരു പ്രതീതി. കലക്കിമറിച്ചു തമനു അണ്ണാ. പരിചയപ്പെടാന്‍ വൈകിയതില്‍ വളരെയധികം ഖേദിക്കുന്നു. ഇനി ഞാന്‍ വിടാണ്ട് പുറകെ തന്നെയുണ്ടാവും. മേലാല്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നാല്‍ പറയണം ട്ടോ പുറകീന്ന് മാറാനാ.. ഞാനും ഇതുപോലൊരു ലൈസന്‍സുകഥ എഴുതിയിട്ടുണ്ട്. ഇവിടെ പിന്നെ ഈ പോസ്റ്റ് ഗ്രെയ്റ്റ് ഇന്നലേയേ വായിച്ചൂ, കമന്റാന്‍ ബ്ലോഗര്‍ സമ്മതിച്ചില്ല! നല്ല രസികന്‍ ഒറ്റയിരുപ്പിനു വായിക്കാനൊത്തില്ല ചിരിച്ച് ഇടക്ക് ചുമ വന്ന മൂലം ഇടവിട്ടാണു വായിച്ചത്. അറബികളുടെ ഇംഗ്ലീഷ് ആക്സന്റിനെപറ്റി കേട്ട ഒരു വിറ്റു പറയാം: വിസിറ്റ് വിസയുടെ ഒറിജിനല്‍ ലഭിക്കാനായി എയര്‍പോര്‍ട്ട് വിസ കളക്ഷന്‍ കൌണ്ടറിനു മുന്നില്‍ തമിഴ്നാട്ടുകാരനായ “അനന്തരാമന്‍ സുബ്ബരാമന്‍” ഇരിക്കാന്‍ തുടങ്ങീട്ടു നേരം കുറേയായി. കൌണ്ടറിലെ അറബി ഓരോ പേരുകളും ഉറക്കെ വിളിക്കുന്നു ബാക്കിയെല്ലാവരും വിസയും മേടിച്ചു പോയിട്ടും തന്നെ മാത്രം വിളിക്കാത്തതില്‍ പരിഭവിച്ച് അനന്തന്‍ അറബിയുടെ അടുത്തു ചെന്ന് പറയുന്നു. “ചേട്ടായി, ഞാന്‍ കുറേ നേരായി ഇവിടിരുന്ന് ചൊറി കുത്തുന്നു, എന്റെ വിസ കിട്ട്യാ മ്മക്കങ്ങട് പൂവാര്‍ന്നൂട്ടാ അറബി: ഗിവ് മീ യുവര്‍ ബാസ്പോര്‍ത്ത് പാസ്പോര്‍ട്ട്) പാസ്സ്പോര്‍ട്ടിലെ പേരു നോക്കി ക്രുദ്ധനായി അറബി: ഹൌ മെനി തൈം ഐ കോള്‍ യൂ? ഹേ..ഇവന്‍ തന്റെ പേരു വിളിച്ചിരുന്നെന്നോ..ആകെ കണ്‍ഫ്യൂഷനടിച്ച അനന്തരാമന്‍, പറഞ്ഞു “നോ സാര്‍ ഐ ഡിഡ് നോട്ട് ഹിയര്‍ അറബി കലിപ്പില്‍ തന്നെ: യൂ നോ ഹിയര്‍ ഓക്കേ തേക്ക് യുവര്‍ വിസ മിസ്റ്റര്‍ “അനതര്‍ മാന്‍ സൂപ്പര്‍മാന്‍“! ഇതു കേട്ട അനന്തന്‍ ഞെട്ടി! അനന്തരാമനെ “അനദര്‍ മാനും”, സുബ്ബരാമനെ “സൂപ്പര്‍മാനും” ആക്കിയ അറബിക്കൊരു നന്ദി പറഞ്ഞ് വിസയും മേടിച്ച് ലവന്‍ നടന്നകന്നു കം സേ കം ആഴ്ചയിലൊരെണ്ണം വീതമെങ്കിലും ഇങ്ങനോരോന്നു പോസ്റ്റുമോ? എന്റെ മകനു ലൈസന്‍സെടുക്കാന്‍ പോയ അവസരത്തില്‍ മറ്റൊരു സ്ത്രീരത്നം H നുള്ള കമ്പികളെല്ലാം ഒറൊന്നായി വീഴ്ത്തുന്നതു കാണുവാനുള്ള ശക്തിയില്ലാതെ മറ്റൊരു ദിശയിലേക്ക്‌ നോക്കി നിന്ന പരീക്ഷകനെ ഓര്‍ത്തു പോയി- കാരണം ഏജന്റിന്റെ ആളാണ്‌ അവസാനം പാസാകേണ്ടതാണേ. രസിച്ചു വായിച്ചു. ഉപമകളിലെല്ലാം ചിരിയുടെ മാലപ്പടക്കങ്ങള്‍. പണ്ട്‌ ആദര്‍ശധീരനയായ എണ്റ്റെ സ്വന്തം അളിയന്‍ കൈമടക്കം കൊടുക്കില്ലാന്നു വാശിപിടിച്ച്‌, വീട്ടുമുറ്റത്തു "എട്ടു" പ്രാക്റ്റീസ്‌ ചെയ്തതും കവാസാക്കി എരുത്തിലിലോട്ടും അളിയന്‍ പുതുതായി വിരിഞ്ഞ മുല്ലപ്പൂവിനു മണം ഉണ്ടൊ എന്നു ടെസ്റ്റ്‌ ചെയ്യാനെന്നൊണം കയ്യാലകെട്ടിലോട്ടും വീണതൊറ്‍ത്തുപോയി സ്വല്‍പ്പം തിരക്കായിരുന്നതിനാല്‍ മുന്നെ വായിക്കാന്‍ ഒത്തില്ല . വായിച്ച് ഇത്രയും നന്നായി രസിപ്പിച്ച താങ്കള്‍ക്ക് ഒരു നന്ദി പറയാതെ പോയാല്‍ അതെറ്റവും വലിയ നന്ദി കേടാവില്ലെ അതിനാലാണ്‌ തിരക്കിനിടയിലും സുഹ്രുത്തെ ഒരു പക്ഷെ ഇത്ര നന്നായി ചിരി പരത്തി വായിച്ച ബ്ളോഗ് ഇതു തന്നെയാണ് അത്രക്കു രസിച്ചു. പണ്ട് കൃത്യായി പറഞ്ഞാല്‍ 1999 ഞാനും എന്‍റ്റെ പാതിയും ഒരു മിച്ചാണ്‌ ആപ്ളിക്കേഷന്‍ കൊടുത്തത് ഡ്രൈവിങ്ങ് ടെസ്റ്റിന്‌. വീട്ടില്‍ എപ്പോഴും ജീപ്പോടിച്ചിരുന്നതിനല്‍ ഞാന്‍ വല്യ ഡ്രൈവര്‍ ആണെന്നും ഒരു ടെസ്റ്റ് കൂടിയാല്‍ രണ്ട് ഇതൊക്കെയായിരുന്നു വെപ്പ്. അറിയാല്ലോ ഒന്നു തോറ്റാല്‍ പിന്നെ മൂന്ന് നാലുമാസം കാക്കണം എന്നാല്‍ അന്നൊക്കെ പ്രൊഫഷന്‍ നോക്കി ഒരു മാസത്തില്‍ ഡേറ്റ് കിട്ടുമായിരുന്നു. പെണ്ണുങ്ങള്‍ക്കാകട്ടെ 2 ആഴ്ച്ചയില്‍ ടെസ്റ്റും അന്നൊക്കെ പെണ്ണുങ്ങള്‍ വളരെ കുറവാണെന്നു തോന്നുന്നു) രണ്ടെണ്ണം പോയപ്പോള്‍ കാര്യം അത്ര ഈസിയല്ല എന്നു മനസ്സിലായി. എന്‍റ്റെ വിഷമം കണ്ടിട്ടോ അതോ ഡ്രൈവിങ്ങ് പഠിക്കാന്‍ പോണം എന്നു പറഞ്ഞു ഓഫീസ് സമയത്ത് പോകുന്നതിനാലോ എന്താണെന്നറിയില്ല എന്‍റ്റെ പേപ്പര്‍ എന്‍റ്റെ സ്പോണ്സര്‍ വാങ്ങി എന്നിട്ടു പറഞ്ഞു നിനക്ക് അടുത്ത റ്റെസ്റ്റില്‍ പാസാകണോ?" ഞാന്‍പറഞ്ഞു പാസാകന്ട എന്നാല്‍ ഡേറ്റു വേഗത്തില്‍ കിട്ടിയാല്‍ മതി " ( എന്തോ അങ്ങിനെ പറയാനാ അപ്പോ തോന്നീത്‌) പിന്നെ ഓരോ ആഴ്ചയിലും എനിക്ക് ടെസ്റ്റായിരുന്നു. കയ്യിലെ വിരല്‍ എണ്ണി തീര്‍ന്നു കാലിലേയും തീര്‍ന്നു എണ്ണാന്‍ എനി മോളുടെ കയ് വിരല്‍ വേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോഴാണ്‍ ആ ടെസ്റ്റ് വന്നതു. മൂന്നാമത്തെയോ മറ്റോ ടെസ്റ്റില്‍ എന്‍റ്റെ ഇന്സ്പെക്റ്റര്‍ ആയിരന്ന ആള്‍ , പിന്നെ എന്‍റ്റെ എല്ലാ പേപ്പറും നോക്കി ആ പഹയന്‍ അന്നു എന്നെ ഓടിക്കാത്ത റോഡില്ല കൂടുതല്‍ ഓടിച്ചാല്‍ കിട്ടുമെന്നാരോ പറഞ്ഞതോര്‍മ്മയുള്ലതിനാല്‍ ഞാനും ഇത്തിരി മൂഡിലായിരുന്നു) അവസനം എല്ലാ ലോകവും ്‌ ചുറ്റി കിസൈസില്‍ എത്താറയപ്പോള്‍ ഞാന്‍ സ്പീഡ് റ്റ്റാക്കില്‍ ആയിരുന്നു) ഒന്നാലോചിച്ചേ സ്പീഡ് റ്റ്റാക്കില്‍ നിന്നും പെട്ടെന്ന് നിര്‍ത്താന്‍ പറഞ്ഞാലുള്ള അവസ്ഥ!! സ്ലോ റ്റ്റാക്കില്‍ വന്നിരുന്ന ട്രക്കിനെപ്പോലും നോക്കാതെ. പോലീസുകരന്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു ഞാന്‍ മനസ്സില്‍ കരുതി ഇതും പോയി. വളരെ ദുഖിതനായി ഞാന്‍ പിന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു കയ് കൊണ്ട് ഓകെ" എന്നാല്‍ പേപ്പര്‍ കയ്യില്‍ കിട്ടുന്നതു വരെ ഞാന്‍ ദുഖിതനായിരുന്നു. 21 ആ മത്തെ ടെസ്റ്റില്‍ എനിക്കു കിട്ടിയപ്പോള്‍ വല്യമ്മായിയും അത്രതന്നെ എടുത്തു ( ഒരു കാര്യം ശ്രദ്ധിക്കുമല്ലോ കന്ഠിക തിരിക്കുക ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ങെ ഞാനെന്താ പറയാന്‍ വന്നേ ങാ..ചിരിച്ച് ചിരിച്ച് കൈ വിറച്ചിട്ടെനിക്ക് കമന്റാന്‍ പാടില്ല ഹിഹിഹി ഹുഹുഹു മലകയറ്റം വായിച്ച്‌ പരിസരം മറന്ന്‌ ഉറക്കെ ചിരിച്ചുപോയി.. എന്റെ സ്വന്തം ലാന്റ്ക്രുയിസറില്‍ ഫാസ്റ്റ്‌ ട്രാക്കിലൂടെ മുന്‍പേ പോകുന്ന ചിന്ന വണ്ടികളെ ലൈറ്റടിച്ച്‌ മാറ്റി പറക്കുന്ന സ്വൊപ്നോം കണ്ട്‌ ഹാവൂ എന്റെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ഞാന്‍ ആദ്യമായി കാറോടിച്ച്‌ ഒാഫിസ്സില്‍ പോയ ദിവസം ദമ്മാമിലെ മൊത്തം ആള്‍ക്കാര്‍ക്കും മന്‍സ്സിലായിരുന്നു പുതിയ ഒരാള്‍ റോഡില്‍ ഇറങ്ങിയിയിട്ടുണ്ടെന്ന്. തമനൂന്റെ പോസ്റ്റുകള്‍ പാഴ്സലായി എന്റെ വീട്ടിലും ചെല്ലാറുണ്ട്‌. തമനുക്കൊച്ചാട്ടാ: തകര്‍ത്തു. വാളേട്ടന്‍ പറഞ്ഞാ അറിഞ്ഞത്..ഇനി ഇപ്പോ ഇടക്കിടെ വരാം.. വിശാലന്‍, അരവിന്ദകുറുമാന്‍ ഇവരുടേ ശ്രേണിയിലേക്കിതാ ഒരു പുള്ളിപ്പുലി. പറവൂര്‍ ആറ്.ടി ഓഫ്ഫിസ്സില്‍ പോകാന്‍ നിശ്ചയിച്ച എന്നെ പേടിപ്പിച്ചു കളഞല്ലോ? ഹ ഹ ചിര്‍ച്ച് ചിര്‍ച് വയ്യായ്യേ ഇന്ന് ദിത് പിന്നേമ്മ് വായിച്ച് ഒരു പാട് ചിരിച്ചു.. വായിയ്ക്കാന്‍ വൈകി. എന്നാലും എന്റെ ഡ്രൈവിങ് പഠനമായിരുന്നു കൂടുതല്‍ ത്രില്ലര്‍.. കൂ കൂ കൂ കൂ തീവണ്ടി എന്റെ പോസ്റ്റുകള്‍ എന്റെ അനുവാദമില്ലാതെയോ, അനുവാദത്തോടുകൂടിയോ പ്രസിദ്ധീകരിച്ചാല്‍ അത്‌ വായിക്കുന്നവരില്‍ നിന്നും ഉണ്ടാകുന്ന തെറിവിളികള്‍ക്ക്‌ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് ഞായറാഴ്ച്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്നപ്പോൾ ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി ഉന്നത വിജയം നേടിയ സംഘം സഹകാരികളുടെ മക്കൾക്ക് കൊല്ലം ജില്ലാ പോലീസ് സഹകരണ സംഘം നൽകുന്ന 'മികവ്' അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി കിഡ്‌സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച കെ റെയില്‍ വിരുദ്ധ ജനകീയ കൂട്ടായ്മ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: കൃഷ്ണപ്രദീപ്‌ മാതൃഭൂമി കോഴിക്കോട് നടന്ന എസ്.എന്‍.ഡി.എസ്. ദേശീയ പ്രതിനിധി സമ്മേളനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാഥിതി മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ എന്നിവര്‍ വേദിയിലേക്കെത്തുന്നു ഫോട്ടോ: കൃഷ്ണപ്രദീപ്‌ മാതൃഭൂമി ചാവറ ഹാളില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു ഫോട്ടോ: കൃഷ്ണപ്രദീപ്‌ മാതൃഭൂമി കോഴിക്കോട് സായി സെന്ററിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സായി സംഗമവും കോച്ച് ടി.എ അഗ്‌സ്റ്റിനു നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സായി താരങ്ങള്‍ക്കു കുടുബാഘങ്ങള്‍ക്കുമൊപ്പം| ഫോട്ടോ: കൃഷ്ണപ്രദീപ്‌ മാതൃഭൂമി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച്ച വൈകുന്നേരം നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ ഫോട്ടോ: ബിനുലാൽ ജി മാതൃഭൂമി കണ്ണൂർ കുവലയം കഥകളി ആസ്വാദക സഭയുടെ പ്രതിമാസ കാളിയരങ്ങിൽ ഞായറാഴ്ച അരങ്ങിലെത്തിച്ച കിർമ്മീര വധം കഥകളിയിൽ നിന്നും .ലളിതയായി കലാമണ്ഡലം സാജനും പാഞ്ചാലിയായി സാവേരി മേലേടവും വേഷമിട്ടു ഫോട്ടോ: ലതീഷ്‌ പി മാതൃഭൂമി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച്ച വൈകുന്നേരം നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കായി ആർച്ച് ബിഷപ് എം.സൂസാപാക്യത്തിന്റെ കാർമികത്വത്തിൽ ബലിപീഠത്തിലേക്ക് പ്രവേശിക്കുന്നു ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്ന ജില്ലാ ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് മലപ്പുറവും റീജ്യന്‍സി നാച്വറല്‍ ക്ലബ് കോഡൂരും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വിജയിച്ചു| ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി അസോസിയേഷന്‍ ഫോര്‍ ഫുട്ബാള്‍ ഡവലപ്‌മെന്റ് മലപ്പുറം നടത്തുന്ന 'ബേബി ലീഗ് ഫുട്ബാളിന്റെ' ഉദ്ഘാടന ചടങ്ങിലെത്തിയ കുട്ടിത്താരങ്ങള്‍ കോട്ടപ്പടി മൈതാനിയില്‍ ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി അസോസിയേഷന്‍ ഫോര്‍ ഫുട്ബാള്‍ ഡവലപ്‌മെന്റ് മലപ്പുറം നടത്തുന്ന ബേബി ലീഗ് ഫുട്ബാളിന്റെ' ഉദ്ഘാടന ചടങ്ങിന് കോട്ടപ്പടി മൈതാനിയിലെത്തിയ കുട്ടിത്താരങ്ങള്‍ പരസ്പരം പരിചയപ്പെട്ടപ്പോള്‍ ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി പാലിശ്ശേരി അവിണിശ്ശേരി കര്‍ഷക സമാജം കോള്‍പ്പടവില്‍ സ്മൃതി കേരം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈ നടുന്നതിന്റെ ഉദ്ഘാടനം കേന്ദ്ര നാളീകേര വികസന ബോര്‍ഡ് അംഗം സുരേഷ് ഗോപി എം.പി. നിര്‍വ്വഹിക്കുന്നു. ദേശീയ പാതയിൽ കാഞ്ഞങ്ങാട് ചാലിങ്കാലിൽ സ്വകാര്യ ടൂറിസ്റ്റ്‌ ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചപ്പോൾ സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു ഫോട്ടോ: രാമനാഥപൈ എൻ മാതൃഭൂമി കേരള കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം ലഭിച്ച സി.കെ. നാരായണന്‍ നമ്പൂതിരിപ്പാടിന് നല്‍കിയ സ്വീകരണത്തില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ. പൊന്നാട അണിയിക്കുന്നു ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി 2018-19 സാമ്പത്തിക വർഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരത്തിന് കോർപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കൊല്ലം കോർപ്പറേഷനുള്ള പുരസ്‌കാര തുകയായ 10 ലക്ഷം രൂപയും മെമന്റോയും മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, ആരോഗ്യപ്രവർത്തകർ എന്നിവർ ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ഏറ്റുവാങ്ങുന്നു ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി 2018-2019 സാമ്പത്തികവർഷത്തെ ആർദ്രകേരളം പുരസ്‌ക്കാര വിതരണത്തിന്റെ ഉദ്ഘാടനം കൊല്ലം ടൗൺ ഹാളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി കേരളത്തിൽ പുതിയ ഡാം തമിഴ്നാടിനു ജലം എന്ന ആശയം ഉയർത്തികൊണ്ട് വണ്ടിപ്പെരിയാർ മുതൽ വാളാർഡി വരെ ഇടുക്കി ഡി സി സി യുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യ ചങ്ങല ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ മാതൃഭൂമി ശബരിമല യാത്രയ്ക്കുള്ള ഹബ്ബായി മാറ്റുന്ന പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി.യുടെ പുതിയ കെട്ടിടത്തിലെ ഒന്നാം നിലയില്‍ സ്വാമിമാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുന്നു ഫോട്ടോ: അബൂബക്കർ കെ മാതൃഭൂമി 30-ാമത് സീനിയര്‍ വുഷു ജില്ലാതല ചാമ്പ്യന്‍ഷിപ്പ് മത്സരം ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ ഉത്ഘാടനം ചെയ്യുന്നു ഫോട്ടോ: അബൂബക്കർ കെ മാതൃഭൂമി ലോക മത്സ്യ ദിനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന ഏകദിനശില്‍പ്പശാല മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: ഉല്ലാസ്‌ വി.പി മാതൃഭൂമി കൊല്ലത്ത് നടന്ന കേരള പുലയർ മഹിള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ സദസ്സ് ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ മാതൃഭൂമി കൊല്ലത്ത് നടന്ന കേരള പുലയർ മഹിള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ മാതൃഭൂമി കൊല്ലത്ത് നടന്ന കേരള പുലയർ മഹിള ഫെഡറേഷൻ സംസ്ഥാന കൺവെൻഷൻ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ മാതൃഭൂമി സി.എം.പി കണ്ണൂര്‍ ജില്ല പ്രവര്‍ത്തക യോഗം സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ദേശീയ ഫാര്‍മസി വാരാഘോഷം കെ.വി. സുമേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടേ: റിദിന്‍ ദാമു കാസര്‍കോട് ജില്ലാ യോഗ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന യോഗ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി എസ്. വൈഷ്ണവിയും അഭിജ്ഞ ഹരീഷും ചേര്‍ന്നവതരിപ്പിച്ച യോഗ സംഗീത ശില്‍പം. ഫോട്ടോ: രാമനാഥ് പൈ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.അനന്തഗോപന്‍, അംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍ എന്നിവ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങിന് എത്തിയപ്പോള്‍. ഫോട്ടോ: ജി.ശിവപ്രസാദ് ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍. ഫോട്ടോ: വി.കെ.അജി ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍. ഫോട്ടോ: വി.കെ.അജി ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍. ഫോട്ടോ: വി.കെ.അജി ശബരിമലയില്‍ ഭക്തര്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍. ഫോട്ടോ: വി.കെ.അജി ധ്യാന്‍ചന്ദ് അവാര്‍ഡ് നേടിയ കെ.സി ലേഖയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണം. ഫോട്ടോ: റിദിന്‍ ദാമു തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി നടന്ന പ്രദക്ഷിണം ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി തൃശൂരിൽ നടക്കുന്ന സംസ്ഥാനതല ജെ എൽ ഹോക്കി യോഗ്യത മത്സരത്തിൽ നിന്ന് ഫോട്ടോ: ജെ. ഫിലിപ്പ്‌ മാതൃഭൂമി വനിതാ ശിശു വികസന വകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ചൈൽഡ് ലൈൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മലപ്പുറം കോട്ടപ്പടിയിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ നിന്ന് ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി മലപ്പുറം എം.എസ്.പി. യിൽ നടന്ന സിവിൽ ഡിഫൻസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ നിന്ന് ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി നിലയ്ക്കലിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽ വാഹനങ്ങളുടെ തിരക്ക് ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. ഡയോഡ് ലേസർ ഒരു പുതിയ തലമുറ ലേസർ മുടി നീക്കംചെയ്യൽ ഉപകരണങ്ങളെ പ്രതിനിധീകരിക്കുന്നു, ഇത് കൂടുതൽ കാര്യക്ഷമവും കൃത്യവുമായി മുടി നീക്കംചെയ്യൽ ചികിത്സകൾ നൽകുന്നു. വ്യത്യസ്ത തരംഗദൈർഘ്യങ്ങളുള്ള ഒരു ഹാൻഡ്‌പീസുമായി Smedtrum ST-805 ഡയോഡ് ലേസർ സിസ്റ്റം വരുന്നു, ഇത് ഇഷ്ടാനുസൃതവും സംതൃപ്‌തിദായകവുമായ പ്രഭാവം വാഗ്ദാനം ചെയ്യുന്നു. എസ്ടി -805 ഹെയർ റിമൂവൽ ഡയോഡ് ലേസർ സിസ്റ്റം സ്ഥിരമായ മുടി നീക്കം ചെയ്യുന്നതിനുള്ള 21-ാം നൂറ്റാണ്ടിലെ സാങ്കേതികത ഡയോഡ് ലേസർ ലേസർ-ആക്റ്റീവ് മീഡിയമായി ഒരു അർദ്ധചാലകം ഉപയോഗിക്കുന്നു. വ്യത്യസ്ത ക്രോമോഫോറിന്റെ സവിശേഷത അനുസരിച്ച് വ്യത്യസ്ത തരംഗദൈർഘ്യമുള്ള ലേസർ ഉപയോഗിച്ച് “സെലക്ടീവ് ഫോട്ടോതെർമോളിസിസ് സിദ്ധാന്തം” കാരണം, ചില പ്രത്യേക ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഒരു ഡയോഡ് ലേസറിന്റെ തരംഗദൈർഘ്യം അർദ്ധചാലകത്തിന്റെ gap ർജ്ജ വിടവ് നിർണ്ണയിക്കുന്നു. അതിനാൽ, വ്യത്യസ്ത മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, മെച്ചപ്പെട്ട ഫലങ്ങളിലേക്ക് നയിക്കുന്ന ഒപ്റ്റിമൽ, രോഗി കേന്ദ്രീകൃത ചികിത്സകൾ നൽകുന്നതിന് വിവിധ തരംഗദൈർഘ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സ്ഥിരമായ മുടി നീക്കം ചെയ്യുന്നതിനുള്ള ഡയോഡ് ലേസർ സ്മെഡ്രം എസ്ടി -805 ഹെയർ റിമൂവൽ ഡയോഡ് ലേസർ സിസ്റ്റത്തിന്റെ ലേസർ എനർജി ഹെയർ ഫോളിക്കിളിന്റെ ബൾബും ബൾബും ലക്ഷ്യമിടുന്നു, അങ്ങനെ കുറഞ്ഞ അപകടസാധ്യതകളോടെ മുടി നന്നായി നീക്കംചെയ്യുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, വ്യത്യസ്ത തരംഗദൈർഘ്യത്തിലേക്കുള്ള മെലാനിന്റെ വ്യത്യസ്ത ആഗിരണം നിരക്ക് അനുസരിച്ച്, ശരിയായ തരംഗദൈർഘ്യം തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത വംശങ്ങളിലെ രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ ലഭിക്കും, ഒടുവിൽ അനാവശ്യമായ കേടുപാടുകൾ വരുത്തി അനുയോജ്യമായ ഫലങ്ങൾ കൈവരിക്കും. വിവിധ തരം മുടിക്കും ചർമ്മത്തിന്റെ നിറത്തിനും 2 വ്യത്യസ്ത തരംഗദൈർഘ്യമുള്ള ഹാൻഡ്‌പീസുകൾ Smedtrum ST-805 ഡയോഡ് ലേസർ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. Me ർജ്ജം മെലാനിൻ വളരെയധികം ആഗിരണം ചെയ്യുന്നു, ഇളം നിറമുള്ള നേർത്ത മുടിക്കും ഇളം ചർമ്മ ടോണിനും (ഫിറ്റ്സ്പാട്രിക് സ്കിൻ തരം I, II, III) പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ, അതിന്റെ ആഴമില്ലാത്ത നുഴഞ്ഞുകയറ്റം പുരികം, മുകളിലെ അധരം തുടങ്ങിയ പ്രദേശങ്ങളിൽ ഉപരിപ്ലവമായി ഉൾച്ചേർത്ത മുടിക്ക് അനുയോജ്യമാക്കുന്നു. ഇതിനെ “ഗോൾഡൻ സ്റ്റാൻഡേർഡ് തരംഗദൈർഘ്യം” എന്നും വിളിക്കുന്നു, അതിൽ മെലാനിൻ മിതമായി ആഗിരണം ചെയ്യും. അതിനാൽ, 810nm തരംഗദൈർഘ്യമുള്ള ഡയോഡ് ലേസർ എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമാണ്, മാത്രമല്ല ഇരുണ്ട ചർമ്മത്തിന്റെ നിറമുള്ള ആളുകൾക്ക് കൂടുതൽ സുരക്ഷിതവും ആയുധങ്ങൾ, കാലുകൾ, കവിൾ, താടി എന്നിവയ്ക്ക് അനുയോജ്യവുമാണ്. ഹാൻഡ്‌പീസുകളുടെ അഗ്രം നീലക്കല്ലാണ്, ഇത് -4 ℃ നും 4 between നും ഇടയിൽ ഒരു കോൺടാക്റ്റ് കൂളിംഗ് താപനില നൽകുന്നു, ഉപരിപ്ലവമായ ചർമ്മം പുറന്തള്ളുന്നത് തടയുകയും ചികിത്സയ്ക്കിടെ സുഖം ഉറപ്പാക്കുകയും ചെയ്യുന്നു. മുടി നീക്കംചെയ്യുന്നതിന്, Smedtrum ST-805 ഹെയർ റിമൂവൽ ഡയോഡ് ലേസർ സിസ്റ്റത്തിൽ ഇതിനകം തന്നെ നിരവധി പ്രീ-സെറ്റ് മോഡുകൾ തയ്യാറാണ്. Para പ്രൊഫഷണൽ മോഡ് പാരാമീറ്ററുകൾ ക്രമീകരണത്തിനായി കൂടുതൽ വഴക്കമുള്ള ഇന്റർഫേസ് നൽകുന്നു Body തിരഞ്ഞെടുത്ത ശരീരഭാഗങ്ങൾക്കനുസരിച്ച് SHRT മോഡ് നിങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു Fingers സ്റ്റാക്ക് മോഡ് വിരലുകൾ അല്ലെങ്കിൽ മുകളിലെ ലിപ് ഏരിയ പോലുള്ള ചെറിയ ഭാഗങ്ങൾക്കുള്ള ചികിത്സാ പ്രോഗ്രാമുകൾ നൽകുന്നു അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് ദീപങ്ങളുടെ ഉത്സവ ദിനമായ വൃശ്ചിക മാസത്തിലെ തൃകാർത്തിക നാളിൽ അമ്പലത്തിൽ ദീപം തെളിച്ച് ആഘോഷിക്കുന്ന പെൺകുട്ടികൾ. കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച. ആരാധനയോടെ കൈകൂപ്പി മോട്ടോർ തൊഴിലാളികളുടെ കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചിനിടയിൽ വാഹങ്ങൾ കടത്തിവിടുന്ന സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ആനിശിവയെ കണ്ട് അതുവഴിബൈക്കിൽ പോയ സനിത അടുത്തെത്തി ആരാധനകൊണ്ട് കൈകൂപ്പി സന്തോഷം പങ്കുവയ്ക്കുന്നു കാഴ്ചയുടെ വെളിച്ചം മിഴിതുറന്നപ്പോൾ കൊവിഡ് വ്യാപനത്തെ തുടർന്ന് നീണ്ട നാളത്തെ അടച്ചിടലിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ എറണാകുളം ഷേണായിസിന് മുന്നിൽ സന്തോഷം പങ്കുവയ്ക്കുന്ന സിനിമ സംഘടന ഭാരവാഹികളായ ജി. സുരേഷ്കുമാർ, സിയാദ് കോക്കർ, എം. രഞ്ജിത്ത്, ആൽവിൻ ആന്റണി, കെ. വിജയകുമാർ പ്രതീക്ഷമാത്രം ശക്തമായി പെയ്തൊഴിഞ്ഞ മഴക്ക് ഇടക്ക് ശമനം വന്നപ്പോൾ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കുന്ന ഇളംകാട് സ്വാദേശിനി ശാന്തമ്മയും കൊച്ചുമക്കളും. മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ ഉരുൾ പൊട്ടിയുണ്ടായ ദുരന്തത്തെ തുടർന്ന് ഒരാഴ്ചയായി ഇവർ ഏന്തയാർ ജെ.ജെ.മർഫി സ്‌കൂളിലെ രണ്ടാം നിലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. ഫ്രയിം മാത്രം മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയത്തിനെ തുടർന്ന് പുല്ലാകയാറിന്റെ സമീപത്തെ വീടുകൾ പൂർണമായും തകർന്ന നിലയിൽ ഹരി ശ്രീ വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർ മണലിൽ അക്ഷരങ്ങൾ എഴുതുന്നു കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ. വരും പുലരികൾ നിറമുള്ളതാവട്ടെ കൊവിഡ് വ്യാപനം വന്നു കഴിഞ്ഞു ഒന്നര വർഷത്തിനു ശേഷം ഇളവുകൾ നൽകുകയും ഫസ്റ്റ് ടോസ് എടുത്തവർ 93. 32 ശതമാനവും സെക്കന്റ് ടോസ് 46. 65 ശതമാനം ആളുകളും വാക്സിൻ സ്വികരിച്ചു കഴിഞ്ഞപ്പോൾ വീട്ടു തടങ്കലിൽ ആയിരുന്നവർ കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കിളികളെ പോലെ പറന്നു നടക്കുകയാണ് പാർക്കുകളും ബീച്ചുകളും പൂർണ്ണമായി തുറന്നു കൊടുത്തപ്പോൾ വൈകും നേരം സമയം ചിലവഴിക്കുന്നതിനായി ബീച്ചിൽ നിന്നും സൂര്യാസ്തമയം മൊബൈലിൽ പകർത്തുന്ന അമ്മയും കുഞ്ഞും. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച താങ്ങായി ‌ഞങ്ങളും കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിനവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി കൊച്ചി മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ യാത്രയിൽ മുഖ്യാതിഥിയായി എത്തിയ കളക്ടർ ജാഫർ‌ മാലിക് അംഗങ്ങളോടൊപ്പം വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു 1 സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു: 2 സേയീർപർവ്വതം വഴിയായി ഹോരേബിൽനിന്നു കാദേശ് ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ടു. 3 നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തിയ്യതി മോശെ യിസ്രായേൽമക്കളോടു യഹോവ അവർക്കുംവേണ്ടി തന്നോടു കല്പിച്ചതു പോലെ ഒക്കെയും പറഞ്ഞു. 4 ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാർത്തിരുന്ന ബാശാൻ രാജാവായ ഔഗിനെയും എദ്രെയിൽവെച്ചു സംഹരിച്ചശേഷം 5 യോർദ്ദാന്നക്കരെ മോവാബ് ദേശത്തുവെച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചുതുടങ്ങിയതു എങ്ങനെയെന്നാൽ: 6 ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി. 7 തിരിഞ്ഞു യാത്രചെയ്തു അമോർയ്യരുടെ പർവ്വതത്തിലേക്കും അതിന്റെ അയൽപ്രദേശങ്ങളായ അരാബാ, മലനാടു, താഴ്വീതി, തെക്കേദേശം, കടൽക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദിവരെയും പോകുവിൻ . 8 ഇതാ, ഞാൻ ആ ദേശം നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങൾ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിൻ . 9 അക്കാലത്തു ഞാൻ നിങ്ങളോടു പറഞ്ഞതു: എനിക്കു ഏകനായി നിങ്ങളെ വഹിപ്പാൻ കഴികയില്ല. 10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; ഇതാ നിങ്ങൾ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ ഇരിക്കുന്നു. 11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ. 12 ഞാൻ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നതു എങ്ങനെ? 13 അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും. 14 അതിന്നു നിങ്ങൾ എന്നോടു: നീ പറഞ്ഞ കാര്യം നല്ലതു എന്നു ഉത്തരം പറഞ്ഞു. 15 ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കും അധിപതിമാർ, നൂറുപേർക്കും അധിപതിമാർ, അമ്പതുപേർക്കും അധിപതിമാർ, പത്തുപേർക്കും അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു. 16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതു: നിങ്ങളുടെ സഹോദരന്മാർക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആർക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിൻ . 17 ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ. നിങ്ങൾക്കു അധികം പ്രയാസമുള്ള കാര്യം എന്റെ അടുക്കൽ കൊണ്ടുവരുവിൻ അതു ഞാൻ തീർക്കും 18 അങ്ങനെ നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാൻ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ. 19 പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ടഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോർയ്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി. 20 അപ്പോൾ ഞാൻ നിങ്ങളോടു: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോർയ്യരുടെ മലനാടുവരെ നിങ്ങൾ എത്തിയിരിക്കുന്നുവല്ലോ. 21 ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതു പോലെ നീ ചെന്നു അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുതു; അധൈര്യപ്പെടുകയും അരുതു എന്നു പറഞ്ഞു. 22 എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയക്കുക; അവർ ദേശം ഒറ്റുനോക്കീട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയും കുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു. 23 ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഔരോ ഗോത്രത്തിൽനിന്നു ഔരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു. 24 അവർ പുറപ്പെട്ടു പർവ്വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി. 25 ദേശത്തിലെ ഫലവും ചിലതു അവർ കൈവശമാക്കിക്കൊണ്ടു നമ്മുടെ അടുക്കൽ വന്നു വർത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലതു എന്നു പറഞ്ഞു. 26 എന്നാൽ കയറിപ്പോകുവാൻ നിങ്ങൾക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങൾ മറുത്തു. 27 യഹോവ നമ്മെ പകെക്കയാൽ നമ്മെ നശിപ്പിപ്പാൻ തക്കവണ്ണം അമോർയ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു. 28 എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു. 29 അപ്പോൾ ഞാൻ നിങ്ങളോടു: നിങ്ങൾ ഭ്രമിക്കരുതു, അവരെ ഭയപ്പെടുകയും അരുതു. 30 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. 31 ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നതുപോലെ നിങ്ങൾ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങൾ കണ്ടുവല്ലോ എന്നു പറഞ്ഞു. 32 ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിന്നു നിങ്ങൾക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങൾ പോകേണ്ടുന്ന വഴി നിങ്ങൾക്കു കാണിച്ചുതരുവാനും 33 രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല. 34 ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു: 35 ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കും കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ല ദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാർ ആരും കാണുകയില്ല. 36 യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവൻ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു അവന്നും അവന്റെ പുത്രന്മാർക്കും അവൻ ചവിട്ടിയ ദേശം ഞാൻ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു. 37 യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചതു: നീയും അവിടെ ചെല്ലുകയില്ല. 38 നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന്നു അതു കൈവശമാക്കിക്കൊടുക്കേണ്ടതു. 39 കൊള്ളയാകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവർക്കും ഞാൻ അതു കൊടുക്കും; അവർ അതു കൈവശമാക്കും. 40 നിങ്ങൾ തിരിഞ്ഞു ചെങ്കടൽവഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിൻ . 41 അതിന്നു നിങ്ങൾ എന്നോടു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും ഞങ്ങൾ പോയി യുദ്ധം ചെയ്യും എന്നു ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങൾ ഔരോരുത്തൻ താന്താന്റെ യുദ്ധായുധം ധരിച്ചു പർവ്വതത്തിൽ കയറുവാൻ തുനിഞ്ഞു. 42 എന്നാൽ യഹോവ എന്നോടു: നിങ്ങൾ പോകരുതു; യുദ്ധം ചെയ്യരുതു; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്നു അവരോടു പറക എന്നു കല്പിച്ചു. 43 അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി. 44 ആ പർവ്വതത്തിൽ കുടിയിരുന്ന അമോർയ്യർ നിങ്ങളുടെ നേരെ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടർന്നു സേയീരിൽ ഹൊർമ്മാവരെ ഛിന്നിച്ചുകളഞ്ഞു. 45 നിങ്ങൾ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളുടെ അപേക്ഷെക്കു ചെവി തന്നതുമില്ല. 46 അങ്ങനെ നിങ്ങൾ കാദേശിൽ പാർത്ത ദീർഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 16:20, 19 മാർച്ച് 2014. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകള്‍ ഈ പരിധികള്‍ക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ മതങ്ങളുടെയും തലവേദനയാണ്. മതവും പാട്രിയാര്‍ക്കിയും സമൂഹത്തിലെ എല്ലാ അധികാരവ്യവസ്ഥകളും സ്ത്രീയുടെ പ്രണയമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഒരുപോലെ ആശങ്കാകുലരാകുന്ന ഈ വേള പ്രിയപ്പെട്ട സാറാമ്മമാരേ, നിങ്ങളെങ്ങനെ വിനിയോഗിക്കുന്നു? അതിവിചിത്രമെങ്കിലും അപ്രതീക്ഷിതമല്ല ഈ കാലം. സ്ത്രീകളെ സംബന്ധിച്ച് ഒരു ചരിത്രസന്ധിയിലേക്കുള്ള വേദനാപൂര്‍ണമായ പരിണാമം അദൃശ്യമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വ്യവസ്ഥയില്‍ നിന്നുള്ള ഏറ്റവും വിനീതമായ കുതറിമാറലുകള്‍ പോലും അത്രയേറെ ആയാസകരമാകുന്നത് ഈ കാലത്തിന്റെ സവിശേഷത കൊണ്ടുതന്നെയാകണം. വ്യവസ്ഥാപിതമായ വിവാഹത്തില്‍നിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകള്‍ താങ്ങേണ്ടി വരുന്ന പ്രണയവും. ചെറിയ കാര്യങ്ങള്‍പോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂര്‍വതയല്ല. പ്രണയമെന്ന ഒരൊറ്റ മാനകം കൊണ്ട് ഇക്കാലത്തെ അളക്കാന്‍ കഴിയുമെങ്കില്‍ അതില്‍ പ്രണയിക്കാനും പ്രണയിക്കാന്‍ വിസമ്മതിക്കാനും പ്രണയമുള്‍പ്പെടെയുള്ള ബന്ധങ്ങളില്‍നിന്ന് ആരോഗ്യകരമായി, പരിക്കേല്‍ക്കാതെ പുറത്തുവരാനുമുള്ള സ്ത്രീയുടെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ചാണ് സംസാരിക്കേണ്ടിവരിക ലവ് ജിഹാദ്'എന്ന വാക്ക് പ്രതിലോമകരമാകുന്നത് പ്രണയമെന്ന സ്വാഭാവികതയെ വര്‍ഗീയതയുടെ കുഴിയിലേക്ക് തള്ളിയിടുന്നതുകൊണ്ടു മാത്രമല്ല, സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ സ്വാഭാവികമായി സ്വീകരിക്കാനുള്ള മതത്തിന്റെയും പാട്രിയാര്‍ക്കിയുടെയും മടികൊണ്ടു കൂടിയാണ്. സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാള്‍ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത്. സ്ത്രീകളുടെ ലോകം വലുതാകുന്നതും അവിടെ ഇണയുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുണ്ടാകുന്നതും അംഗീകരിക്കുന്നതിലുമെളുപ്പം ഒരു അപരന്‍ അവളെ വശപ്പെടുത്തിയെടുക്കുന്നു എന്ന വാദഗതി ഉയര്‍ത്തുകയാണ്. സ്ത്രീകളുടെ നിസ്സഹായതയും, തീരുമാനമെടുക്കുന്നതിലെ പക്വതയില്ലായ്മയും മറുവശത്തെ പുരുഷനെ പ്രതിനിധീകരിക്കുന്ന മതത്തിന്റെ/ ജാതിയുടെ മേല്‍ അടിച്ചേല്പിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളും ഈ വാദത്തിലൂടെ വളരെ കൃത്യമായി സ്ഥാപിച്ചെടുക്കാനും സാധിക്കും. സ്ത്രീ തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുന്നുവെന്ന വസ്തുതയാണ് ഇതര മതത്തോടുള്ള അസഹിഷ്ണുതയേക്കാള്‍ പലപ്പോഴും ഇവരുടെ ഉറക്കം കളയുന്നത് ഒരു അപര ഓരോ സ്ത്രീക്കുള്ളിലും ഒളിഞ്ഞും തെളിഞ്ഞുമുണ്ട്. ജീവിതത്തിന്റെ തുടക്കകാലം വ്യവസ്ഥാപിതമായി ജീവിച്ചുതീര്‍ക്കുകയും വളരെ വൈകി മാത്രം ജീവിതത്തെക്കുറിച്ചറിയാന്‍- അത് വിര്‍ച്വല്‍ ആയിട്ടാണെങ്കിലും- അവസരം ലഭിക്കുകയും ചെയ്യുന്ന സ്ത്രീകളാണ് ഉള്ളിലെ ഈ അപരയെ ആദ്യം തിരിച്ചറിയുകയും, ആ അപരയാണല്ലോ യഥാര്‍ഥത്തില്‍ താനെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുള്ളത്. കൗമാരത്തിലും ഇരുപതുകളിലും നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഈ തിരിച്ചറിവിനായി ഇത്രകാലം കാത്തുനില്‍ക്കേണ്ടി വരുന്നില്ല. അംഗീകരിക്കാന്‍ മടിയും ഭയവുമുണ്ടെങ്കിലും, അവര്‍ അവര്‍ക്കുള്ളിലെ ആ അപരയുമായി മുഖാമുഖം നില്‍ക്കുന്നുണ്ട്. ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നുണ്ട്. അതുമായി പൊരുത്തപ്പെടാത്ത ഘടകങ്ങളില്‍നിന്ന് മാറിനടക്കുന്നുണ്ട്. ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു. വളരെവേഗം വ്യവസ്ഥയ്ക്കുള്ളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകാമായിരുന്ന ഈ ഒരു തലമുറയുടെ പരിണാമമാണ് മതമുള്‍പ്പെടെയുള്ള എല്ലാ അധികാരസ്ഥാപനങ്ങളുടെയും പേടിസ്വപ്നം. അവര്‍ ഭാവിയില്‍ ഉപയോഗിച്ചേക്കാവുന്ന സ്വാതന്ത്ര്യമാണ് സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നത്. വഴിതെറ്റിപ്പോകുന്ന പെണ്‍കുട്ടികളെ നേര്‍വഴിക്കു നടത്താന്‍ പൊലീസ് മുതല്‍ പുരോഹിതര്‍ വരെയുള്ളവര്‍ കിണഞ്ഞുശ്രമിക്കുന്നത്, വ്യവസ്ഥാനുസാരികളല്ലാത്ത സ്ത്രീകളാണ് സമൂഹത്തിലുള്ള എല്ലാ മര്‍ദകവ്യവസ്ഥകളുടെയും ശവപ്പെട്ടിയിലെ ആദ്യത്തെ ആണിയാവുകയെന്ന തിരിച്ചറിവുകൊണ്ടാണ്. പ്രണയവും സൗഹൃദവും വിശ്വാസവുമുള്‍പ്പെടെയുള്ള മാനസികമായ ഓരോ ബന്ധവും, ആ വ്യക്തിയുടെ അതതുകാലത്തെ ശരികള്‍ക്കും രാഷ്ട്രീയബോധത്തിനും അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നതാണ്. പിന്നോട്ടു നോക്കുമ്പോള്‍ സ്വയം ചൂളിപ്പോകുന്ന അബദ്ധങ്ങള്‍ ഓര്‍ക്കാനില്ലാത്ത മനുഷ്യരുണ്ടാവുമോ? അപക്വമായ തീരുമാനങ്ങളില്‍നിന്ന് അവസാനനിമിഷം ഓടിരക്ഷപ്പെട്ടതിന്റെ ഓര്‍മകളുണ്ടാവും, ചില തെറ്റുകള്‍ ജീവിതത്തെ പൂര്‍ണമായും പുനര്‍നിര്‍ണയിച്ചതിന്റെ തെളിവുകളുണ്ടാവും അതെല്ലാം തുറന്നെഴുതിയ മഹാപുരുഷന്മാരുടെ ആത്മകഥകള്‍ക്കാണല്ലോ നാം ഇതിഹാസസമാനമായ ആദരവു നല്‍കുന്നത്. ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു. ഉയരെ എന്ന സിനിമയില്‍ നിന്ന് സ്ത്രീകളുടെ കാര്യത്തില്‍, ഈ സാധ്യതയുടെ വാതിലുകള്‍ എപ്പോഴും അടഞ്ഞുതന്നെയാണ്. ഒരു പ്രണയത്തിലേക്കുള്ള അവളുടെ പ്രവേശത്തേക്കാള്‍ കഠിനമാണ് ഇറങ്ങിപ്പോക്ക്. സ്ത്രീയുടെ തിരസ്‌കാരം, അതെന്തു കാരണം കൊണ്ടായാലും, അവളുടെ മനുഷ്യത്വത്തെ മുഴുവന്‍ റദ്ദുചെയ്യുന്നതായി മാറുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പൊരുത്തക്കേടിനും അതേത്തുടര്‍ന്നുള്ള പിരിയലിനുമപ്പുറം, ഒരു പക്ഷത്തിന്റെ അഭിമാനത്തിനുമേലുള്ള കനത്ത ആഘാതമാകുന്നു. പ്രണയംകൊണ്ടു മുറിവേല്‍ക്കുംപോലെ തന്നെ, പ്രണയനിരാസം കൊണ്ടും സ്ത്രീകള്‍ക്കു മുറിവേല്‍ക്കുന്നുണ്ട്. നൈസര്‍ഗികമായി എതിര്‍ലിംഗത്തോടു തോന്നുന്ന ആകര്‍ഷണത്തെപ്പോലും ഭയപ്പെടാന്‍ സ്ത്രീകള്‍ ശീലിക്കുന്നത്, പ്രണയമെന്ന വികാരത്തിന്റെ പല വര്‍ണരാജികള്‍ മാനസികമായോ ശാരീരികമായോ ആസ്വദിക്കാന്‍ അവര്‍ക്കു സാധിക്കാതെ പോകുന്നത്, മുറിവേല്‍ക്കുമെന്ന ഈ ഭയം കൊണ്ടാണ്. പിരിഞ്ഞുപോയ കാമുകിയുടെ ഓര്‍മയ്ക്ക് ബലൂണുകള്‍ കെട്ടിത്തൂക്കുന്ന കാമുകന്റെ വാര്‍ത്തയ്ക്കു താഴെ നിറയുന്നത് "അവന്‍ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം എന്ന കമന്റുകളാണ് ഈ പ്രണയപ്പേടിയില്‍ തുടങ്ങുകയും പല തട്ടുകളിലെ ആന്തരികമായ ഭയങ്ങളെ അതിജീവിച്ച് തുടരുകയും ചെയ്യുന്ന ബന്ധങ്ങളെ വിവാഹത്തിലേക്കെത്തിക്കുകയോ, വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് അവസാനിപ്പിക്കുകയോ ചെയ്യുക എന്ന രണ്ടു സാധ്യതകളാണ് പലപ്പോഴും സ്ത്രീകള്‍ക്കുമുന്നില്‍ അവശേഷിക്കാറ്. ഈ രണ്ടു സാധ്യതകളും ദുരഭിമാന-ജാതിക്കൊലകള്‍ക്കും പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലകള്‍ക്കും കാരണമാകാമെന്നതിന് കേരളത്തില്‍ത്തന്നെ ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ. പ്രണയത്തില്‍നിന്ന് പിന്മാറിയ "തേപ്പുകാരി'കളുടെ ഒരു പുതുനിരയാണ് ഇതിന്റെ ബാക്കിപത്രം. ഏതൊരു ബന്ധത്തില്‍നിന്നുമുള്ള പരസ്പരസമ്മതത്തോടെയും പരസ്പരബഹുമാനത്തോടെയും വളരെക്കുറച്ച് മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ടുമുള്ള പിന്മാറ്റം ഏറെക്കുറേ ഈയവസ്ഥകളില്‍ അസാധ്യമാവുകയും ചെയ്യുന്നു. ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാല്‍പനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യര്‍ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോള്‍, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകള്‍ക്ക് അതില്‍നിന്ന് ഇറങ്ങിനടക്കാന്‍ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. അർജുൻ റെഡ്ഡി എന്ന സിനിമയില്‍ നിന്ന് പിരിഞ്ഞുപോയ കാമുകിയുടെ ഓര്‍മയ്ക്ക് ബലൂണുകള്‍ കെട്ടിത്തൂക്കുന്ന കാമുകന്റെ വാര്‍ത്തയ്ക്കു താഴെ നിറയുന്നത് "അവന്‍ ഒന്നുമില്ലെങ്കിലും അവളുടെ മുഖത്ത് ആസിഡൊഴിച്ചില്ലല്ലോ, പാവം എന്ന കമന്റുകളാണ്. പ്രണയം തിരസ്‌കരിക്കപ്പെട്ടാലുള്ള ആക്രമണവും കൊലയും ഞെട്ടിക്കുന്ന തരത്തിലാണ് സാധാരണവത്കരിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള കൊലകളുടെ വാര്‍ത്തകള്‍ക്കുതാഴെ "അവനെ ന്യായീകരിക്കുകയല്ല, പക്ഷേ എന്ന മട്ടിലുള്ള എത്രയോ കമന്റുകള്‍ കാണാന്‍ കഴിയും. ടിക് ടോക് വസന്തം കഴിഞ്ഞിട്ടും ഹിറ്റ് ചാര്‍ട്ടില്‍നിന്ന് പുറത്താകാത്ത കലിപ്പന്‍- കാന്താരി പ്രണയത്തെക്കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ബന്ധങ്ങളിലെ ടോക്‌സിസിറ്റിയും അധികാരസ്ഥാപനവും കാല്‍പനികവത്കരിക്കപ്പെടുകയും രണ്ടു മനുഷ്യര്‍ തമ്മിലുള്ള പരസ്പരബഹുമാനകേന്ദ്രീകൃതമാകേണ്ട എല്ലാ ബന്ധങ്ങളെയും അത് വിഷലിപ്തമാക്കുകയും ചെയ്യുമ്പോള്‍, വൈകിയെങ്കിലും അതു മനസ്സിലാക്കുന്ന സ്ത്രീകള്‍ക്ക് അതില്‍നിന്ന് ഇറങ്ങിനടക്കാന്‍ കഴിയാതെ വരുന്നത് ഈ ഭയം കൊണ്ടുതന്നെയാവും. പോറ്റിവളര്‍ത്തിയ വീട്ടുകാരെ ചതിച്ചവളോ കാമുകനെ "തേച്ചിട്ടു'പോയവളോ ആവുകയാണ് എണ്‍പതുശതമാനം പ്രണയങ്ങളിലും സ്ത്രീയുടെ കഥാഭാഗം. ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകള്‍ക്ക് നിരാകരിക്കേണ്ടി വരുന്നത്. മനുഷ്യരെയും അതിലൂടെ ലോകത്തെയും അറിയുക എന്നത് എല്ലാവര്‍ക്കും ഒരു ട്രയല്‍ ആന്‍ഡ് എറര്‍ പ്രോസസ്സാണ്. അതില്‍ സ്ത്രീകള്‍ക്കുമാത്രം നേരിടേണ്ടിവരുന്ന സദാചാര ഓഡിറ്റിങ് ലോകത്തെ സ്വാഭാവികമായി മനസ്സിലാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. പല പ്രണയങ്ങളിലൂടെ കടന്ന് പക്വതയും പാകതയും നേടുന്ന പുരുഷന്റെ കഥ സിനിമകളിലും സാഹിത്യത്തിലും ആഘോഷിക്കപ്പെടാറുള്ളപ്പോള്‍ സ്ത്രീകളുടെ അത്തരത്തിലുള്ള ഒരു ശ്രമം പോലും അവളെക്കുറിച്ചുള്ള കടുത്ത മുന്‍വിധികളിലേക്കു നയിക്കുകയാണ് ചെയ്യാറ്. പ്രണയത്തെ വിവാഹത്തിലേക്കെത്തിക്കുകയെന്ന കടമ്പയാണ് ഈ പരീക്ഷണഘട്ടത്തിനുശേഷം കടക്കേണ്ടത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു വരുന്നതിലെ ആണത്തമോ ധീരതയോ ഇറങ്ങിപ്പോകുന്ന സ്ത്രീയുടെ പ്രവൃത്തിയിലില്ല. സ്വന്തം ഇഷ്ടം വിവാഹത്തിന്റെ കാര്യത്തില്‍ നടപ്പിലാക്കാനൊരുങ്ങുമ്പോള്‍ ഒരു പറ്റം വ്യവസ്ഥകളെക്കൂടെയാണ് സ്ത്രീകള്‍ക്ക് നിരാകരിക്കേണ്ടി വരുന്നത്. മതം, ജാതി, കുടുംബം, സമൂഹത്തിന്റെ സദാചാരസമവാക്യങ്ങള്‍ തുടങ്ങിയവയെല്ലാം ഉടച്ചുകളഞ്ഞുകൊണ്ടുള്ള ഈ യാത്ര അവള്‍ക്ക് ഒട്ടും സുഗമമല്ല. രണ്ടു മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ മതം സ്വീകരിക്കേണ്ടി വരുന്നത് ഒട്ടും ലളിതവുമല്ല. പ്രണയത്തിനുവേണ്ടി ഈ മാറ്റങ്ങള്‍ക്ക് ഒരാള്‍ മാത്രം വിധേയയാകുന്നതിന്റെ യുക്തിയും അയുക്തിയും ചര്‍ച്ചയാകുന്നത് അപൂര്‍വം. മതം രണ്ടുപേര്‍ക്കിടയില്‍ തീരെ കടന്നുവരാതിരിക്കുകയും നൂറുശതമാനം മതേതരമായ ജീവിതം സാധ്യമാവുകയും ചെയ്യുന്നത് കേരളത്തില്‍ ഇന്നും അപൂര്‍വമായി മാത്രമാണ്. നമ്മുടെ കൂട്ടക്കാരെ വിവാഹം ചെയ്ത്, നമ്മുടെ കുഞ്ഞുങ്ങളെ പ്രസവിച്ച്, നമ്മുടെ ജാതി/മതം ശക്തിപ്പെടുത്തേണ്ട നമ്മുടെ സ്ത്രീകള്‍ ഈ പരിധികള്‍ക്കപ്പുറത്തേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാ മതങ്ങളുടെയും തലവേദനയാണ്. സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ, സ്ത്രീകള്‍ക്ക് ലഭ്യമായ പ്ലാറ്റ്‌ഫോമുകള്‍ വിശാലമാകുന്തോറും അതിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്കും ശക്തികൂടും. സ്ത്രീകളുടെ സാമൂഹികമായ ഏതു വ്യവഹാരത്തെയും ലൈംഗികതയുടെ തട്ടില്‍വച്ചു തൂക്കിനോക്കുകയാണ് ലോകത്തിന്റെ ശീലം. തീരുമാനങ്ങളെടുക്കുന്ന, ഉറച്ച നിലപാടുകളുള്ള സ്ത്രീകള്‍ക്കും ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ വിവാദങ്ങളിലോ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കുമൊക്കെ ലൈംഗികച്ചുവയുള്ള ഇത്തരം പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവരുന്നത് നാട്ടുനടപ്പാണല്ലോ. എല്ലാ മതങ്ങളും ആത്യന്തികമായി നടപ്പിലാക്കുന്നത് സ്ത്രീകളുടെ ശരീരവത്കരണമാണ്. ആ മതശരീരത്തില്‍നിന്ന് സ്വതന്ത്രമായി സ്വന്തം ശരീരത്തെയും പ്രണയത്തെയും ലൈംഗികതയെയും തിരിച്ചറിയുന്ന സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ ശക്തമായി സാമൂഹികമണ്ഡലത്തിലേക്കിറങ്ങുന്തോറും യാഥാസ്ഥിതികതയും പിടിമുറുക്കിക്കൊണ്ടേയിരിക്കും. ജാതിമാറി പ്രണയിച്ച മകളെ അച്ഛന്‍ തന്നെ കൊലചെയ്യും, ഞങ്ങളുടെ ആണുങ്ങള്‍ കെട്ടാതെ നില്‍ക്കുമ്പോള്‍ അവരുടെ കൂടെ ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങളെക്കുറിച്ച് ഇനിയും ഇടയലേഖനങ്ങളുണ്ടാകും, ഒന്നിച്ചുനിന്നുള്ള ഫോട്ടോകള്‍ പോലും വ്യഭിചാരമാണെന്ന് യൂട്യൂബ് മൗലവിമാരുടെ ഫത്വകളിറങ്ങും. പല തലത്തിലുള്ള ഈ ആക്രമണങ്ങളെ രാഷ്ട്രീയമായും വൈകാരികമായും ശാരീരികമായും നേരിടേണ്ടിവരുമെന്നതാണ് പുതുതലമുറ സ്ത്രീകള്‍ക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ജീവിതം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കാന്‍ സ്ത്രീകളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. ജീവിതം ഏതെങ്കിലുമൊരു വ്യക്തിയില്‍ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വര്‍ദ്ധിക്കുക തന്നെയാണ്. ദപ്പട് എന്ന സിനിമയില്‍ നിന്ന് വ്യവസ്ഥാപിതമായ വിവാഹത്തില്‍നിന്ന് പലപ്പോഴും വ്യത്യസ്തമല്ല, എല്ലാ വ്യവസ്ഥകളുടെയും വിഴുപ്പുകള്‍ താങ്ങേണ്ടി വരുന്ന പ്രണയവും. ഒരു സ്ത്രീപുരുഷബന്ധം ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന കെട്ടുപാടുകളുടെ മിനിമല്‍രൂപമായി, പരിശീലനമായി പ്രണയങ്ങള്‍ മാറുന്നത് അപൂര്‍വവുമല്ല. ചെറിയ കാര്യങ്ങള്‍പോലും അപകടസൂചനകളായിക്കണ്ട് അത്തരം ബന്ധങ്ങളില്‍നിന്ന് ഇറങ്ങിനടക്കുന്ന സ്ത്രീകളിന്ന് അപൂര്‍വതയല്ല. ജീവിതം ഏതെങ്കിലുമൊരു വ്യക്തിയില്‍ തളച്ചിടാനുള്ളതല്ലെന്ന ഉറച്ച വിശ്വാസവും വലിയ സ്വപ്നങ്ങളുമുള്ള പെണ്ണുങ്ങളുടെ എണ്ണം മെല്ലെയെങ്കിലും വര്‍ധിക്കുക തന്നെയാണ്. മുന്‍പു പറഞ്ഞപോലെ, വേദനാകരമായ ഒരു ചരിത്രസന്ധിയാണിത്. അതു മറികടക്കുകയല്ലാതെ മറ്റെന്ത്! ▮ മാധ്യമപ്രവർത്തക, കവി, എഴുത്തുകാരി. എന്റെ പൂക്കളും നീയും, അപു ആറ് ബി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം; മുരളീധരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ് Samakalika Malayalam വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം; മുരളീധരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ് തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികക്കെതിരെയുള്ള കെ മുരളീധരൻ എംപി ഉന്നയിച്ച വിമർശനത്തിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരോക്ഷമായ മറുപടി. ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച കെപിസിസിയുടെ ആദ്യ യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്. പാർട്ടിയിൽ പരസ്യ വിമർശനങ്ങൾ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി. യോഗ്യതയുള്ളവരാണ് കെപിസിസി ഭാരവാഹികളായി എത്തിയിട്ടുള്ളത്. മുമ്പ് പല പദവികളും ഏറ്റെടുത്ത സമയത്ത് പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവർ. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്താൽ മാത്രമേ യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിക്കൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. കെ മുരളീധരൻ ഭാരവാഹി പട്ടിക കെപിസിസി മുല്ലപ്പള്ളി കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ Asian Metro News ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോയമ്പത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തിൽ മരിച്ചു.അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില അതീവഗുരുതരം മരണം 11 ആയി. ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളിൽ 9 പേർക്ക് ലൈസൻസ് അനുവദിച്ചു പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകു ഷുദ്യോഗസ്ഥർ പിടികൂടി. 1) മുഹമ്മദ് അക്ബർ, S/o കുഞ്ഞായി, വയസ്സ് 30/21, കുന്നുമ്മൽ വീട്, പുല്ലാറ, മലപ്പുറം 2) അബൂബക്കർ, S/o ഫാത്തിമ, വയസ്സ് 30/21, മൊയ്ക്കൽ വീട്, പുല്ലാറ, മലപ്പുറം, 3) ഫർഷാദ്, S/o ബീരാൻകുട്ടി, വയസ്സ് 28/21 പൂകുന്നത്ത് വീട്, ചുണ്ടേൽ, ആനപ്പാറ എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും കൂടാതെ ചന്ദന മരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു. മുൻകൂർ ജാമ്യം തള്ളി; കൗൺസിൽ യോഗത്തിനിടെ കൗൺസിലറെ കസ്റ്റഡിയിലെടുത്തു 0 വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം 0 ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു… 0 ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ മേലിലാ ഗ്രാമ പഞ്ചായത്തിലെ ചേത്തടി വാർഡിൽ 10/4,10/5,13/4,14/11,20/17 എന്നീ സർവേ നമ്പരുകൾ ഉള്ള മൂന്നര ഏക്കർ സ്ഥലം ,ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യകം ബഹുനില കെട്ടിടങ്ങൾ ,ശുചിമുറികൾ ,ലൈബ്രറി, വിവിധ ലാബുകൾ ,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ .ടി ക്ലാസ് മുറികൾ ആദിയായവ ഉണ്ട് . മാനേജ്മെന്റ് എം.എം.സി കോർപ്പറേറ്റ് മാനേജ്‌മന്റ്, ദേവലോകം, കോട്ടയം മുൻ സാരഥികൾ ശ്രീമതി മേരി കോശി ,ശ്രീമതി ഏലിക്കുട്ടി,ശ്രീ അച്ചൻകുഞ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:08, 6 സെപ്റ്റംബർ 2019. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. സ്ത്രീപുരുഷഭേദമെന്യേ ചെറുപ്പക്കാരെയും പ്രായംചെന്നവരെയും സീറോസിസ് ബാധിക്കാറുണ്ട്. പ്രതിദിനം 80 ഗ്രാമിലധികം ശുദ്ധമായ മദ്യത്തിന് തുല്യമായ മദ്യപാനീയങ്ങൾ ഉപയോഗിക്കുന്ന പുരുഷന്മാരിലും 40 ഗ്രാമിലധികം ഉപയോഗിക്കുന്ന സ്ത്രീകളിലും സീറോസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഹീമോ സിഡോറോസിസ് (Hemosiderosis) വിൽസൺസ് രോഗം (Wilson’s Disease) തുടങ്ങി പാരമ്പര്യസ്വാധീനമുള്ള കരൾ രോഗങ്ങൾ എന്നിവയും സീറോസിസിന് കാരണമാകും. അമിതമായ ശരീരഭാരം, പ്രമേഹം, രക്താതിസമ്മർദ്ദം, തൈറോയിഡ് ഗ്രന്ഥിയുടെ മാന്ദ്യം (Hypothyroidism) എന്നിവ കൊണ്ട് കരളിൽ കൊഴുപ്പു കൂടുന്ന അവസ്ഥ (Fatty Liver ആമവാതത്തിനുള്ള (Rheumatoid Arthitis) മെതോട്രെക്‌സേറ്റ് പോലുള്ള ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം എന്നിവയും സീറോസിസിലേക്ക് നയിക്കാറുണ്ട്. പ്രാഥമിക ഘട്ടത്തിൽ മിക്ക സീറോസിസ് രോഗികളിലും വലിയ രോഗലക്ഷണങ്ങൾ ഒന്നും കാണാറില്ല. സാമാന്യമായ ആരോഗ്യ പരിശോധനക്കിടയിൽ പലപ്പോഴും സിറോസിസ് രോഗം യാദൃശ്ചികമായി കണ്ടെത്തപ്പെടുക സാധാരണയാണ്. എന്നാൽ രോഗം ശക്തവും പഴക്കവുമുള്ളതാണെങ്കിൽ കൂടുതൽ ഗൗരവമുള്ളതും തിരിച്ചറിയാൻ സഹായിക്കുന്നതുമായ രക്തം ഛർദ്ദിക്കുക, വയറിൽ വെള്ളം കെട്ടി മഹോദരം ഉണ്ടാവുക, മഞ്ഞപ്പിത്തം എന്നിവ പ്രത്യക്ഷപ്പെടാം. തലച്ചോറിന്റെ പ്രവർത്തനവൈകല്യം (Encepholopathy) തുടർന്നുണ്ടാകാം. അനുബന്ധമായി വൃക്കയുടെ പ്രവര്‍ത്തനവും താളെതെറ്റാം. ഇപ്പറഞ്ഞതെല്ലാം സിറോസിസ് ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ്. എന്നാൽ സിറോസിസിന്റെ പ്രാരംഭദശയിൽ അതിയായ ക്ഷീണം, ശരീരം വളരെയധികം ശോഷിക്കുക, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, കൈകാലുകളുടെ പത്തികളിലും ക്രമേണ ശരീരം ഒട്ടാകെയും ചൊറിച്ചിൽ, വയറിന്റെയും നെഞ്ചിന്റെയും മുമ്പിലെ ചർമ്മത്തിൽ ചിലന്തി പോലുള്ള രക്തക്കുഴലുകളുടെ സഞ്ചയം (Spider Nivea) എന്നിവയൊക്കെയാണ് സിറോസിസിന്റെ ആദ്യഘട്ടത്തിലെ ലക്ഷണങ്ങൾ. തുടർന്ന് കണ്ണിലും ശരീരത്തിൽ മുഴുവനും പടരുന്ന മഞ്ഞനിറം, നഖങ്ങളുടെ വീക്കം, ദുർഗന്ധം വമിക്കുന്ന മലം, ശരീരത്തിന്റെ പല ഭാഗത്തു നിന്നുമുള്ള രക്തം ചൊരിച്ചിൽ, രക്തം ഛർദ്ദിക്കൽ, നീർക്കെട്ട്, സ്തനങ്ങളുടെ വീക്കം, ലൈംഗിക ജഡത (Impotence) ശ്വാസകോശങ്ങളിലെ വെള്ളക്കെട്ട് കൊണ്ടുള്ള ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ക്രമേണ സിറോസിസിൽ പ്രത്യക്ഷപ്പെടുന്നു. ഗർഭാശയമുഖ കാൻസർ സർവസാധാരണം, എന്നാൽ പ്രതിരോധം സാധ് നിതിന എന്ന മകൾ പ്രണയപ്പകയുടെ അവസാനത്തെ ഇരയാകട്ടെയെന്ന് ആശിക്കാം. കലാലയങ്ങൾ സജീവമാകുമ്പോൾ വിശ്വസിച്ച് എങ്ങനെ പെൺമക്കളെ കോളേജിൽ വിടുമെന്ന ചോദ്യം രക്ഷിതാക്കളുടെ മനസിൽ വേരോടിക്കഴിഞ്ഞിരിക്കും. രാഷ്ട്രീയ വൈരം നിലനിന്ന കാമ്പസുകളിലിന്ന് പ്രണയപ്പക മുളപൊട്ടിയിരിക്കുന്നു. ആൺപെൺ സൗഹൃദങ്ങൾ പൂത്തുലയുന്ന കാഴ്ചകൾ കാമ്പസുകളിൽ പതിവാണ്. പണ്ടും ഇത് പതിവായിരുന്നെങ്കിലും പ്രണയത്തെ ഇന്നത്തെപ്പോലെ ഭയക്കേണ്ടതില്ലായിരുന്നു. കൊതിച്ചത് കിട്ടിയില്ലെങ്കിൽ തട്ടിപ്പറിച്ചു നിലത്തിട്ട് ചവിട്ടിയരയ്ക്കുന്ന മാനസികാവസ്ഥയിലേക്ക് കൗമാരക്കാരുടെയും യുവജനങ്ങളുടെയും മനസ് ചുരുങ്ങുമ്പോഴാണ് ക്രൂരമായ പ്രതികാര പ്രവൃത്തികളുണ്ടാവുന്നത്. പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കത്തിച്ചതും ആസിഡൊഴിച്ച് പൊള്ളിച്ചതും വെടിവച്ചിട്ടതും കുത്തിക്കൊന്നതും പ്രണയപ്പകയുടെ ഉദാഹരണങ്ങളാണ്. കോളേജുകളിൽ വനിതാ സെൽ, ജെൻഡർ ജസ്റ്റിസ് ഫോറം, ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി തുടങ്ങി സ്ത്രീശാക്തീകരണ സമിതികൾ നിലവിലുണ്ട്. സെമിനാറുകളും വെബിനാറുകളും സംവാദങ്ങളും ചർച്ചകളുമൊക്കെയായി സമിതികളെല്ലാം സജീവവുമാണ്. എന്നാൽ ആൺകുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളില്ലാത്തത് എന്തുകൊണ്ടാണ് ? വിജ്ഞാനം വിരൽത്തുമ്പിൽ നില്‌ക്കുന്ന ഈ കാലത്ത് അവർക്ക് വേണ്ടത് കേവലം ലൈംഗികവിദ്യാഭ്യാസമല്ല മനസുകളെ തങ്ങളുടെ ചൊല്‌പ്പടിക്ക് നിറുത്താനുള്ള പരിശീലനമാണ്. ആൺപെൺ സൗഹൃദങ്ങളെ നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. എന്നാൽ സൗഹൃദങ്ങൾ തെറ്റായ വഴി സഞ്ചരിക്കുമ്പോൾ നിയന്ത്രിച്ച് നേർവഴി നടത്താനാകും. നാല്പതുകോടി കിലോമീറ്റർ അകലെയുള്ള ചൊവ്വയിൽ പരീക്ഷണം നടത്തി ജീവന്റെ സാദ്ധ്യത അന്വേഷിക്കുന്ന നമുക്ക് അപ്പുറമിപ്പുറമിരിക്കുന്ന മനസുകളെ വായിക്കാൻ കഴിയുന്നില്ല. മുഖം മനസിന്റെ കണ്ണാടിയാണ്. മുഖംവായിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. പെൺകുട്ടിയുടെ മുഖം വാടുന്നതുകണ്ട് മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ബിരുദപഠന സിലബസിന്റെ ഭാഗമാക്കുന്നതിലൂടെ ശാസ്ത്രീയമായി കുട്ടികളെ സഹായിക്കാം. ഇപ്പോൾ അഞ്ചാം സെമസ്റ്ററിൽ ഓപ്പൺ കോഴ്സ് ഉണ്ട്. സ്വന്തം വിഷയമല്ലാതെ കോളേജ് പ്രദാനം ചെയ്യുന്ന മറ്റു വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാവുന്ന സംവിധാനം. ഈ ലേഖകന്റെ അഭിപ്രായത്തിൽ ഓപ്പൺ കോഴ്സിനു പകരം മനോവ്യാപാരത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ഒന്ന് മൂന്ന് അഞ്ച് സെമസ്റ്ററുകളിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. പ്ലസ് ടു കഴിഞ്ഞു വരുന്ന കുട്ടിക്ക് കലാലയ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും പ്രായത്തിനനുസരിച്ച് വളരുന്ന മനസിനെ പാകപ്പെടുത്താനും പ്രയോജനപ്പെടും. ഇതിന് പ്രശസ്തരായ മനഃശാസ്ത്രജ്ഞരുടെയും മാനസികാരോഗ്യ വിദഗ്ദ്ധരുടെയും സഹായം തേടാം. പരമ്പരാഗത പഠനവിഷയങ്ങളിൽ കുറവുവരുത്തിക്കൊണ്ട് പഠനഭാരം വർദ്ധിപ്പിക്കാതെ വേണം ഇത് നടപ്പാക്കേണ്ടത്. കൗമാരക്കാരിൽ 10 മുതൽ 20 ശതമാനം മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടനയും ഓരോ വർഷവും കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ വീതം മാനസിക പ്രശ്നങ്ങളിൽ അകപ്പെടുന്നതായി യൂണിസെഫും പറയുന്ന കാലഘട്ടത്തിൽ അതിനെ തരണം ചെയ്യാനുള്ള സാഹചര്യമൊരുക്കണം. സമപ്രായക്കാർക്കിടയിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം, പഠനവുമായി ബന്ധപ്പെട്ട ടെൻഷൻ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവത്‌കരണത്തിനൊപ്പം പഠനകാര്യങ്ങളിൽ അമിത ടെൻഷൻ നല്‌കാതെ, ആത്മവിശ്വാസമുള്ളവരായി വളരാനുള്ള സാഹചര്യം വീട്ടിലും കലാലയങ്ങളിലുമുണ്ടാകണം. ആൺകുട്ടിയുടെ തെറ്റായ നിലപാടുകൊണ്ട് ഒരു പെൺകുട്ടിയും ജീവനറ്റ് വീഴരുത്. സൗഹൃദങ്ങൾ പൂത്തുലയട്ടെ. പിരിയേണ്ടിവന്നാൽ മറ്റൊരാളെ സുഹൃത്തായി സ്വീകരിച്ച് മധുരമായി പ്രതികരിക്കാവുന്ന ആരോഗ്യമുള്ള മനസാണ് കുട്ടികൾക്ക് വേണ്ടത്. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. എഴുത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം ജില്ലാ ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശന് പതാക കൈമാറുന്നു മറയുന്ന കാഴ്ചകൾ പുത്തൻ തലമുറ മൊബൈലിലും സമൂഹ മാദ്ധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഏറെ കുടുതലും ഉള്ളത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു തലമുറ ഇനി നമുക്ക് കാണാൻ കഴിയണം എന്നില്ല. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കുത്താട്ടുകുളത്ത് പാടശേഖരത്ത്‌ നട്ടിരിക്കുന്ന ഞാറിൽ അച്ഛനൊപ്പം മരുന്ന് തളിക്കാൻ പോകുന്ന മകൾ ഫോട്ടോ ഫ്രെയിം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ഡിവൈഡറിൽ പരസ്യ ചിത്രങ്ങൾ വെക്കുന്നതിനായി ഫ്രെയിമുകൾ സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി Mother Demands Rent സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു – News18 Malayalam Mother Demands Rent സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു Mother Demands Rent സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു മകള്‍ എല്ലാ മാസവും 2600 രൂപ വാടകയായി നൽകണമെന്നും അത് ഒരു നിക്ഷേപമാണെന്നും അവർ പറയുന്നു. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നന്നായി വളര്‍ത്താനും അവര്‍ക്ക് ജീവിതത്തെക്കുറിച്ച് മികച്ച ഉൾക്കാഴ്ച നല്‍കാനും ശ്രമിക്കുന്നവരാണ്. ചെറുപ്രായത്തിൽ തന്നെ നല്ല കാര്യങ്ങള്‍ ചെയ്യാൻ രക്ഷിതാക്കള്‍ അവരെ പഠിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ചില കുട്ടികള്‍ പഠനത്തോടൊപ്പം ജോലി ചെയ്ത് മാതാപിതാക്കളെ സഹായിക്കാറുമുണ്ട്. മറ്റു ചിലര്‍ പഠനത്തിനായി പാര്‍ട്ട് ടൈം ജോലികളും ചെയ്യാറുണ്ട്. എന്നാൽ സ്വന്തം വീട്ടില്‍ വാടക കൊടുത്ത് ജീവിക്കേണ്ട അവസ്ഥ മക്കൾക്ക് വന്നാലോ? ഒരു അമ്മ ടിക്ടോക്കില്‍ പങ്കുവെച്ച വീഡിയോ (Tiktok Video) അടുത്തിടെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂസിലന്‍ഡിലാണ് സംഭവം. തന്റെ വീട്ടില്‍ താമസിക്കുന്നതിന് ഈ അമ്മ പെണ്‍മക്കളില്‍ (Daughters) നിന്ന് വാടക (Rent) ഈടാക്കുന്നുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോ കണ്ട പലരെയും ഇത് ഞെട്ടിച്ചു കളഞ്ഞു. പക്ഷേ ആ അമ്മയ്ക്ക് അവരുടേതായ കാരണങ്ങള്‍ കൂടിയുണ്ട് പറയാന്‍. കെയ്റ്റ്എന്നാണ് അമ്മയുടെ പേര്. ഇപ്പോള്‍ ഈ വീഡിയോയ്ക്ക് ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ തന്നെ അലട്ടുന്നില്ലെന്നാണ് കെയ്റ്റ് പറയുന്നത്. മകള്‍ എല്ലാ മാസവും 2600 രൂപ വാടകയായി നൽകണമെന്നും അത് ഒരു നിക്ഷേപമാണെന്നും അവർ പറയുന്നു. എന്നെങ്കിലും മകള്‍ പുറത്ത് എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയാൽ അവള്‍ക്ക് പുതിയൊരു വീട് വാങ്ങിക്കാനായി ഈ പണം തിരികെ നല്‍കുമെന്നും കെയ്റ്റ് പറയുന്നു. ഈ രീതിയില്‍, ഒരു ജീവിതം കെട്ടിപ്പടുക്കാൻ മകളെ സഹായിക്കാനും ഒന്നും സൗജന്യമായി ലഭിക്കാത്ത ഈ ലോകത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് അവളെ പഠിപ്പിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് കെയ്റ്റ് വ്യക്തമാക്കുന്നു. സ്വന്തം മകളില്‍ നിന്ന് ആരാണ് വാടക വാങ്ങുക എന്നാണ് പലരും ചോദിക്കുന്നത്. മകളെ അവളുടെ കുട്ടിക്കാലം ആസ്വദിക്കാൻ അനുവദിക്കണമെന്നും ഈ പ്രായത്തില്‍ വാടക നല്‍കേണ്ടതില്ലെന്നും മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ കെയ്റ്റിന്റെ തീരുമാനം ലജ്ജാകരമാണെന്ന് കമന്റ് സെക്ഷനില്‍ ചിലര്‍ പറയുന്നുണ്ട്. എന്നിരുന്നാലും, കൂടുതല്‍ ആളുകളും കെയ്റ്റിനെ പിന്തുണച്ചു. ഭാവിയിലെ ജീവിതത്തിന് മകള്‍ക്ക് ശരിയായ പാഠമാണ് അവള്‍ നല്‍കുന്നതെന്നും അവര്‍ പറയുന്നു. എന്തായാലും കെയ്റ്റിന്റെ ഈ ടിക്ടോക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. Mother Demands Rent സ്വന്തം വീട്ടില്‍ താമസിക്കാന്‍ അമ്മ മകളോട് വാടക ആവശ്യപ്പെടുന്നു Family Reunion| രണ്ട് വർഷത്തിന് ശേഷമുള്ള കുടുംബ ഒത്തുചേരലിൽ റെസ്റ്റോറന്റ് ജീവനക്കാരിയായി അഭിനയിച്ച് യുവതി Plastic Road In Pakistan പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ് Sudha Murthy വളർത്തുനായയുടെ ജന്മദിനത്തിൽ ആരതിയുഴിഞ്ഞ് സുധാ മൂർത്തി; വീഡിയോ കാണാം Viral Video വിവാഹം കുളമാക്കി മുൻ കാമുകൻ; വരന്റെ മുന്നിൽ വച്ച് വധുവിനെ 'സിന്ദൂരം' ചാർത്തി Discrimination on Social Network| അമേരിക്കയിൽ കറുത്ത വര്‍ഗ്ഗക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വരുമാനം കുറവെന്ന് പഠനം Covid 19 Loan Fraud കോവിഡ് ദുരിതാശ്വാസ വായ്പ ഉപയോഗിച്ച് ലംബോർഗിനി വാങ്ങിയയാൾക്ക് 9 വർഷം തടവുശിക്ഷ In-flight Meals വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും വ്യത്യസ്ത ഭക്ഷണം നൽകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കാരണം ഇതാണ് Bangle Ceremony വളർത്തുനായ ഗർഭിണിയായി; ആഘോഷമായ വളക്കാപ്പ് ചടങ്ങ് നടത്തി പോലീസ് ഉദ്യോഗസ്ഥൻ Monetary fraud ജോലി ലഭിക്കാൻ മന്ത്രവാദം; യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിച്ച് 'ഓൺലൈൻ മന്ത്രവാദി' Tamil Nadu Chopper Crash| സൈനിക ഹെലികോപ്റ്റർ അപകടം; ഇതുവരെ അറിഞ്ഞ 10 കാര്യങ്ങൾ മദ്യം കഴിക്കാന്‍ വിളിച്ചു വരുത്തി തലയറുത്ത് കൊന്നു; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്‌ Train Ticket റദ്ദാക്കുന്നതിന് 300 രൂപ ഈടാക്കി; കടയുടമയെ കാറിടിച്ച് കൊന്ന് സഹോദരങ്ങൾ Sabyasachi സബ്യസാചി ബ്രൈഡുകളില്‍ ഇനി കത്രീന കൈഫും? സബ്യസാചി ഡിസൈനര്‍ ലെഹങ്കള്‍ അണിഞ്ഞ ബോളിവുഡ് താരങ്ങള്‍ എന്നോട് ക്ഷമിക്കൂ! ഈ പേജ് ലഭ്യമല്ല ദയവായി News18 India ഹോം പേജിലേക്ക് പോകുക അല്ലെങ്കിൽ മുകളിലുള്ള തിരയൽ ബോക്സ് ഉപയോഗിക്കുക Family Reunion| രണ്ട് വർഷത്തിന് ശേഷമുള്ള കുടുംബ ഒത്തുചേരലിൽ റെസ്റ്റോറന്റ് ജീവനക്കാരിയായി അഭിനയിച്ച് യുവതി Tamil Nadu Chopper Crash| ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം; നാല് മൃതദേഹങ്ങൾ കണ്ടെത്തി Mi-17V5 സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് അപകടത്തിൽപ്പെട്ട Mi-17V5 ഹെലികോപ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം Abid Ali പൂച്ചയ്‌ക്കൊപ്പം ലഞ്ച് ആരാധകരുടെ ഹൃദയം കീഴടക്കി പാക് താരം ആബിദ് അലി Indian Mobile Congress 2021| 5G യിലേക്കുള്ള മാറ്റം ഇന്ത്യയുടെ ദേശീയ മുൻഗണനയാകണം; ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2021 ൽ മുകേഷ് അംബാനി മോഫിയ പര്‍വീണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ് Light Lines സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു. 32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് സൂചന, എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, എന്‍.ഡി.എ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നഗ്നനായി വീടുകളില്‍ മോഷണം നടത്തുന്ന യുവാവിനെ നാട്ടുകാര്‍ കുടുക്കി. എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. WhatsApp New Feature വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ് അയക്കുന്നവര്‍ അറിയുക; ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. മോഫിയ പര്‍വീണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ്. കൊച്ചി: മോഫിയ പര്‍വീണിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ്. ഇതിനിടെ, മോഫിയയുടെ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു. മോഫിയ പര്‍വീണിന്‍റെ മരണത്തില്‍ ആലുവ വെസ്റ്റ് സി ഐ സുധീര്‍ കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജി നീരവ് കുമാര്‍ ഗുപ്തയെ തടഞ്ഞു. ഇതിനിടെ സുധീര്‍ കുമാറിന്‍റെ പങ്കിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആലുവ ഡിവൈഎസ്പി ഡിഐജിക്ക് കൈമാറി വൈകിട്ടോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്ന മോഫിയ പര്‍വീണിന്‍റെ പരാതി ആലുവ സിഐ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സിഐയെ ചുമതലകളില്‍ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷന്‍ ഉപരോധിച്ചു സമരം തുടങ്ങി വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക ← വയനാട് ലക്കിടിയില്‍ ദേശീയ പാത നവീകരണത്തിന്റെ മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുന്ന ചൈനാമതിലാവുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. → അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് പുറത്തുവിട്ട് യുഡിഎഫ്. ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി; കൈത്തണ്ടയില്‍ മുറിവേറ്റ നിലയില്‍. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി 32 തദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് സൂചന, എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, എന്‍.ഡി.എ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. നഗ്നനായി വീടുകളില്‍ മോഷണം നടത്തുന്ന യുവാവിനെ നാട്ടുകാര്‍ കുടുക്കി. എടിഎമ്മിനുള്ളില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്. കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും. കൃഷി മന്ത്രി പി .പ്രസാദ് ഫിഷറീസ് വകുപ്പ്മന്ത്രി സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. കൊവിഡ് പശ്ചാത്തലത്തില്‍ പനിയുള്ളവരെ പ്രത്യേകം സ്ഥലങ്ങളില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. നെല്‍കര്‍ഷകരും ആശങ്കയിലാണ്. Read Also ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളിൽ അതിവ ജാഗ്രത; റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും; മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഇതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 മഴ കുറഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദേശം വെള്ളപ്പൊക്കം; കുട്ടനാട് താലൂക്കിലെ 50 സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കില്ല കുട്ടനാട്ടിൽ വൻ കൃഷിനാശം;18 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക് ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു; കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധമന്ത്രി തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച് ബസ് ഉടമകൾ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രം എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് വിജയം; തദ്ദേശ ഭരണ വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം വന്ന് തുടങ്ങി കെ റെയിൽ; പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയുടെ കത്ത് അഭിമാനത്തിന്റെ നാലാം വര്‍ഷത്തിലേക്ക്; ട്വന്റിഫോറിന് ആശംസകള്‍ നേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആഷസ്: ഗാബയില്‍ ഇംഗ്ലണ്ട് 147ന് പുറത്ത്, പാറ്റ് കമ്മിന്‍സിന് അഞ്ച് വിക്കറ്റ് പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, ഇ ഡി ഉദ്യോഗസ്ഥരെ പ്രവർത്തകർ തടഞ്ഞുവച്ചു വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയില്‍ പരസ്പര പ്രവര്‍ത്തനക്ഷമതയുറപ്പാക്കുന്ന തടസ്സമില്ലാത്ത ഓണ്‍ലൈന്‍ സംവിധാനം ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം സൃഷ്ടിക്കും പരസ്പരം ബന്ധപ്പെടുത്തിയ ഇത്രയും വലിയ അടിസ്ഥാനസൗകര്യങ്ങള്‍ ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ലെന്ന് ജെഎഎം ത്രിത്വത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു ''റേഷന്‍ മുതല്‍ ഭരണസംവിധാനംവരെ എല്ലാ കാര്യങ്ങളും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാധാരണക്കാരനു വേഗത്തിലും സുതാര്യമായും പ്രാപ്യമാക്കുന്നു'' ''ആയുഷ്മാന്‍ ഭാരത്- പിഎംജെഎവൈ പാവപ്പെട്ടവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രശ്‌നം പരിഹരിച്ചു. ഇതുവരെ 2 കോടിയിലധികം പേര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തി; അതില്‍ പകുതിയും സ്ത്രീകളാണ്'' ''ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം, ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും'' ''ഗവണ്‍മെന്റ് സൃഷ്ടിച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ വര്‍ത്തമാനകാലത്തും രാജ്യത്തിന്റെ ഭാവിയിലേക്കുമുള്ള വലിയ നിക്ഷേപമാണ്'' ''നമ്മുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് വിനോദസഞ്ചാരമേഖലയെയും മെച്ചപ്പെടുത്തുന്നു'' പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജി, മന്ത്രിസഭയിലെ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള ഗവണ്‍മെന്റ്- സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടവര്‍, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു കഴിഞ്ഞ ഏഴ് വര്‍ഷമായി നടത്തിവരുന്ന പ്രചാരണം ഇന്ന് ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, ഇത് ഒരു സാധാരണ ഘട്ടമല്ല, അസാധാരണ ഘട്ടമാണ്. ഇന്ന് ഒരു ദൗത്യം ആരംഭിക്കുകയാണ്, അത് ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്. മൂന്ന് വര്‍ഷം മുമ്പ്, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ സമര്‍പ്പിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യമെമ്പാടും നടപ്പാക്കി. ഇന്ന് മുതല്‍ രാജ്യമെമ്പാടും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ നടപ്പിലാക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കുന്നതില്‍ ഈ ദൗത്യം ഒരു പ്രധാന പങ്ക് വഹിക്കും. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആശുപത്രികളിലുള്ള രോഗികളെ സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിച്ച ആയുഷ്മാന്‍ ഭാരത് ഇന്ന് ശക്തമായ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിപുലീകരിക്കപ്പെടുകയാണ്. ഇന്ത്യയിലെ സദ്ഭരണത്തിനും ഭരണനിര്‍വ്വഹണത്തിനും അടിസ്ഥാനമായ സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിക്കുന്നു; അത് അഭൂതപൂര്‍വമാണ്. ഡിജിറ്റല്‍ ഇന്ത്യ പ്രചരണ പരിപാടി ഇന്ത്യയിലെ സാധാരണക്കാരനെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് രാജ്യത്തെ പലവിധത്തില്‍ ശക്തിപ്പെടുത്തിയെന്നു നമുക്കു നന്നായി അറിയാം. 130 കോടി ആധാര്‍ നമ്പറുകളും 118 കോടി മൊബൈല്‍ വരിക്കാരും 80 കോടിയോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഏകദേശം 43 കോടിയോളം ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്ന് നമ്മുടെ രാജ്യത്തിന് അഭിമാനത്തോടെ അവകാശപ്പെടാം. ഇത്രയും വിപുലമായ ബന്ധിത അടിസ്ഥാന സൗകര്യം ലോകത്ത് മറ്റെവിടെയും ഇല്ല. ഈ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം സാധാരണക്കാരന് റേഷന്‍ മുതല്‍ ഭരണം വരെ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നു. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകളിലൂടെ ഇന്ന് ഇന്ത്യ ലോകമെമ്പാടും അടയാളപ്പെടുത്തു കയാണ്. അടുത്തിടെ പുറത്തിറക്കിയ ഇ-റൂപ്പി വൗച്ചറും ഒരു മികച്ച സംരംഭമാണ്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും വളരെയധികം സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആരോഗ്യസേതു ആപ്പ് കൊറോണ അണുബാധയുടെ വ്യാപനം തടയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും മുഴുവന്‍ സാഹചര്യവും പ്രാദേശിക സാഹചര്യവും മനസ്സിലാക്കുന്നതിനും വളരെയധികം സഹായിച്ചിട്ടുണ്ട്. അതുപോലെ, എല്ലാവര്‍ക്കും സൗജന്യ വാക്്‌സിന്‍ പ്രചരണ പദ്ധതിക്കു കീഴില്‍, ഇന്ത്യയ്ക്ക് ഇതുവരെ ഏകദേശം 90 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിഞ്ഞു. റെക്കോര്‍ഡുകളും സര്‍ട്ടിഫിക്കറ്റും നിങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കോ-വിന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ക്ക് പോലും രജിസ്‌ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെയുള്ള കാര്യങ്ങള്‍ക്ക് ഇത്രയും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇല്ല. ആയുഷ്മാന്‍ ഭാരത്- പിഎം-ജെ പാവപ്പെട്ടവരുടെ ജീവിതത്തിലെ വലിയ സമ്മര്‍ദം ഇല്ലാതാക്കി. ഇതുവരെ, രണ്ട് കോടിയിലധികം രാജ്യക്കാര്‍ ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയും നമ്മുടെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമാണ്. ഇത് തന്നെ വളരെ ആശ്വാസകരവും സംതൃപ്തി പകരുന്നതുമാണ്. നമ്മുടെ കുടുംബങ്ങളുടെ അവസ്ഥ നമുക്കെല്ലാവര്‍ക്കും അറിയാം. താങ്ങാന്‍ സാധിക്കുന്ന ചെലവുള്ള ചികിത്സയുടെ അഭാവത്തില്‍, രാജ്യത്തെ അമ്മമാരും സഹോദരിമാരുമാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. നമ്മുടെ അമ്മമാരും സഹോദരിമാരും പലപ്പോഴും സ്വന്തം ചികിത്സ മാറ്റിവയ്ക്കുന്നു. കാരണം അവര്‍ വീടിനെക്കുറിച്ചും വീട്ടുചെലവുകളെക്കുറിച്ചും കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും ആശങ്കാകുലരാണ്. മിക്കപ്പോഴും അവര്‍ പറയും, അത് സ്വയം ഭേദമാകുമെന്ന്. അല്ലെങ്കില്‍ ഇത് ഒരു ദിവസത്തെ കാര്യമാണെന്നോ ഒരു പ്രാദേശിക ഡോക്ടറില്‍ നിന്ന് ഒരു ഡോസ് മരുന്നുകള്‍ കഴിക്കുമെന്നും എല്ലാം ശരിയാകുമെന്നും പറയും. സ്വയം ബുദ്ധിമുട്ടു സഹിക്കുകയല്ലാതെ ഒരു അമ്മ കുടുംബത്തിനു മേല്‍ ഒരു സാമ്പത്തിക ബാധ്യതയും വരുത്തിവെക്കില്ല. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ ഇതുവരെ ചികിത്സ ലഭിച്ച, അല്ലെങ്കില്‍ ചികിത്സയില്‍ കഴിയുന്ന, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വരും മുമ്പ് ആശുപത്രിയില്‍ പോകാന്‍ ധൈര്യം കിട്ടിയില്ല. അതിനാല്‍ ചികില്‍സ വൈകിക്കുകയാണു ചെയ്തത്. അവര്‍ വേദന സഹിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ജീവിതം നിലനിറുത്തുമെങ്കിലും പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. ഈ വേദനയെക്കുറിച്ച് അറിയുന്നതു തന്നെ നമ്മുടെ ഉള്ളുലയ്ക്കുന്നു. ഈ കൊറോണ കാലഘട്ടത്തിലും അതിനുമുമ്പും ആളുകള്‍ ആയുഷ്മാന്‍ ഭാരത് സേവനങ്ങള്‍ ഉപയോഗിച്ചിരുന്നപ്പോഴും ഞാന്‍ അത്തരം കുടുംബങ്ങളെ കണ്ടിട്ടുണ്ട്. ചില മുതിര്‍ന്നവര്‍ പറയാറുണ്ടായിരുന്നു, അവരുടെ കുട്ടികള്‍ കടക്കെണിയിലാകാന്‍ ആഗ്രഹിക്കാത്തതിനാല്‍ ചികിത്സ വേണ്ടെന്ന്. അവര്‍ സ്വയം വേദന സഹിക്കുകയും ലോകം വിടാന്‍ തയ്യാറാകുകയും ചെയ്തു, പക്ഷേ മക്കളെ കടക്കാരാക്കിത്തീര്‍ക്കാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍, അവര്‍ക്ക് ചികിത്സ ലഭിക്കില്ല. ഇവിടെയുള്ള നമ്മില്‍ ഭൂരിഭാഗവും കുടുംബങ്ങളിലും അയല്‍പക്കങ്ങളിലും ഇത്തരത്തിലുള്ള ധാരാളം ആളുകളെ കണ്ടിട്ടുണ്ടാകും. നമ്മളില്‍ മിക്കവരും സമാനമായ ഉത്കണ്ഠകളിലൂടെ കടന്നുപോയിട്ടുമുണ്ടാവും. കൊറോണ ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ സംസ്ഥാനങ്ങളില്‍ പോകുമ്പോഴെല്ലാം ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെ കണ്ടുമുട്ടാന്‍ ശ്രമിക്കുമാ യിരുന്നു. ഞാന്‍ അവരെ കണ്ടുമുട്ടുകയും സംസാരിക്കുകയും അവരുടെ വേദനകളും അനുഭവങ്ങളും മനസ്സിലാക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. മാധ്യമങ്ങളിലും പൊതുസ്ഥലങ്ങളിലും ഇത് അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും ഞാന്‍ അത് ഒരു ദിനചര്യയാക്കിയിരുന്നു. ആയുഷ്മാന്‍ ഭാരതിന്റെ നൂറുകണക്കിന് ഗുണഭോക്താക്കളെ ഞാന്‍ വ്യക്തിപരമായി കണ്ടിട്ടുണ്ട്. രോഗം നിമിത്തം വര്‍ഷങ്ങളോളം കഷ്ടപ്പെട്ട ശേഷം മാത്രം വൃക്കയിലെ കല്ലു നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വൃദ്ധയായ അമ്മയെയോ വൃക്കരോഗം ബാധിച്ച യുവാവിനെയോ ഞാന്‍ എങ്ങനെ മറക്കും? കാലുകളില്‍ ചില അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുടെയോ സുഷുമ്നാ നാഡിയിലെ വേദനയോടു പോരാടുന്നവരുടെയോ മുഖങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. ഇന്ന് ആയുഷ്മാന്‍ ഭാരത് അത്തരത്തിലുള്ള എല്ലാവര്‍ക്കും വലിയ പിന്തുണയാണ്. കുറച്ചു മുമ്പ് ഇവിടെ കാണിച്ച ഡോക്യുമെന്ററിയിലും പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്കിലും ആ അമ്മമാരുടെയും സഹോദരിമാരുടെയും വിശദമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗവണ്‍മെന്റ് ചെലവിട്ട ആയിരക്കണക്കിന് കോടി രൂപ ദാരിദ്ര്യത്തിന്റെ ദൂഷിത വലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ രക്ഷിച്ചു. ദരിദ്രനായി തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല; കഠിനാധ്വാനം ചെയ്ത് അവസരങ്ങള്‍ തേടി എല്ലാവരും ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഠിനമായി ശ്രമിക്കുന്നു. ചിലപ്പോള്‍ അവന്‍ പെട്ടെന്ന് ദാരിദ്ര്യത്തില്‍ നിന്ന് കരകയറുമെന്ന തോന്നലുണ്ടാവുന്നു. എന്നാല്‍, പെട്ടെന്ന് കുടുംബത്തിലെ ഒരാള്‍ക്ക് രോഗം പിടിപെടുന്ന പക്ഷം എല്ലാ കഠിനാധ്വാനവും വെറുതെയാകും. പിന്നീട് അവന്‍ അഞ്ച്-പത്ത് വര്‍ഷം പിന്നോട്ട് വന്ന് ദാരിദ്ര്യത്തിന്റെ ചക്രത്തില്‍ കുടുങ്ങുന്നു. കുടുംബം മുഴുവന്‍ ദാരിദ്ര്യത്തിന്റെ വിഷവലയത്തില്‍ നിന്ന് പുറത്തുവരാന്‍ അസുഖം അനുവദിക്കുന്നില്ല. അതിനാല്‍, ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെ ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന ആരോഗ്യ പരിരക്ഷാ പരിഹാരങ്ങള്‍ രാജ്യത്തിന്റെ വര്‍ത്തമാനത്തിനും ഭാവിക്കും ഒരു വലിയ നിക്ഷേപമാണ്. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ആശുപത്രികളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ജീവിതം എളുപ്പമാക്കും. ആശുപത്രികളിലെ സാങ്കേതികവിദ്യയുടെ ഉപയോഗം നിലവില്‍ ഒരു ആശുപത്രിയിലേക്കോ ആശുപത്രികളുടെ ഒരു ശൃംഖലയിലേക്കോ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു രോഗി ഒരു പുതിയ ആശുപത്രിയിലേക്കോ പുതിയ നഗരത്തിലേക്കോ മാറുമ്പോള്‍, അയാള്‍ വീണ്ടും പഴയ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഡിജിറ്റല്‍ ആരോഗ്യ രേഖകളുടെ അഭാവത്തില്‍, മുന്‍ വര്‍ഷങ്ങളിലെ ഫയലുകള്‍ അദ്ദേഹം കൊണ്ടുനടക്കേണ്ടതുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഇത് പോലും സാധ്യമല്ല. തല്‍ഫലമായി, രോഗിയുടെയും ഡോക്ടറുടെയും ധാരാളം സമയം പാഴാകുന്നു, പ്രശ്‌നം ഗൗരവമാകുകയും ചികിത്സാച്ചെലവു വര്‍ദ്ധിക്കുകയും ചെയ്യുന്നു. പലരും ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ചികില്‍സാ രേഖകള്‍ ഇല്ലെന്ന് നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, രോഗം കണ്ടെത്തല്‍ തുടങ്ങിയവ പുതുതായി ചെയ്യേണ്ടതുണ്ട്. വൈദ്യശാസ്ത്ര ചരിത്രത്തിന്റെ രേഖയുടെ അഭാവത്തില്‍, ഇത് സമയമെടുക്കുന്നതും ചെലവേറിയതുമായിത്തീരുന്നു. ചിലപ്പോള്‍ ചികിത്സ വിരുദ്ധമായിത്തീരുകയും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാര്‍ ഇതുമൂലം വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കാത്തതിനാല്‍, ഒരു നല്ല ഡോക്ടറെക്കുറിച്ച് അറിയുന്നത് വാക്കുകളിലൂടെ മാത്രമാണ്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ സ്‌പെഷലൈസേ ഷനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതോടൊപ്പം അടുത്തുള്ള ഡോക്ടര്‍മാര്‍, കാണാന്‍ എവിടെ പോകണം തുടങ്ങിയ വിവരങ്ങളും ലഭ്യമാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രധാന പങ്ക് വഹിക്കുമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഇപ്പോള്‍ രാജ്യത്തെ ആശുപത്രികളിലെ ഡിജിറ്റല്‍ ആരോഗ്യ പരിഹാരങ്ങളെ പരസ്പരം ബന്ധിപ്പിക്കും. ഇതിന് കീഴില്‍, പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ലഭിക്കും. ഓരോ പൗരന്റെയും ആരോഗ്യ രേഖ ഡിജിറ്റലായി പരിരക്ഷിക്കപ്പെടും. ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വഴി രോഗിക്കു സ്വയവും ഡോക്ടര്‍ക്കും വേണമെങ്കില്‍ പഴയ രേഖകള്‍ പരിശോധിക്കാന്‍ കഴിയും. കൂടാതെ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവരുടെ രജിസ്‌ട്രേഷനും ഉണ്ടാകും. രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, മരുന്നു കടകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്യും. ചുരുക്കത്തില്‍, ഈ ഡിജിറ്റല്‍ ദൗത്യം ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവരും. രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരും ആയിരിക്കും ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. ഒരു രോഗിക്ക് തന്റെ ഭാഷ അറിയാവുന്നതും മനസ്സിലാകുന്നതുമായ ഒരു ഡോക്ടറെ രാജ്യത്ത് എവിടെയും കണ്ടെത്താന്‍ എളുപ്പമായിത്തീരും. കൂടാതെ അവന്‍ അനുഭവിക്കുന്ന രോഗത്തിന്റെ സ്‌പെഷ്യലിസ്റ്റിനെ ലഭിക്കും. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ബന്ധപ്പെടാനും ഇത് രോഗികളെ സഹായിക്കും. ഡോക്ടര്‍മാര്‍ക്ക് പുറമേ, മികച്ച പരിശോധനകള്‍ക്കായി ലാബുകളും മരുന്നുകടകളും കണ്ടെത്തുന്നത് എളുപ്പമായിരിക്കും. ചികിത്സയും ആരോഗ്യ പരിപാലന നയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പശ്ചാത്തലവും ഈ ആധുനിക പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ഫലപ്രദമാകും. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് അവരുടെ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഫലപ്രദവും വിശ്വസനീയവുമായ ഡാറ്റ ഉപയോഗപ്പെടുത്തുക വഴി ചികിത്സ മെച്ചപ്പെടുത്തുകയും രോഗികള്‍ക്ക് പണം ലാഭിക്കുകയും ചെയ്യും. ആറേഴു വര്‍ഷമായി തുടരുന്ന ഒരു പ്രക്രിയയുടെ ഭാഗമായാണ് ഇന്ന് രാജ്യത്തുടനീളം ആരംഭിച്ച ആരോഗ്യ സേവനങ്ങള്‍ രാജ്യത്ത് എളുപ്പവും കയ്യെത്തിപ്പിടിക്കാവുന്നതും ആക്കിമാറ്റുന്ന പ്രചരണ പദ്ധതി. ഏതാനും വര്‍ഷങ്ങള്‍ക്കിടെ, ആരോഗ്യവുമായി ബന്ധപ്പെട്ട പതിറ്റാണ്ടുകളുടെ ചിന്തയും സമീപനവും ഇന്ത്യ മാറ്റി. ഇപ്പോള്‍ സമഗ്രവും ഉള്‍ച്ചേര്‍ത്തുള്ളതുമായ ആരോഗ്യ മാതൃകയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന ഒരു മാതൃക, അതായത് പ്രതിരോധ ആരോഗ്യ പരിരക്ഷ, ചികിത്സ താങ്ങാവുന്നതും എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതും ആക്കുന്നു. നമ്മുടെ പരമ്പരാഗത ആയുഷ് സമ്പ്രദായമായ യോഗയ്ക്കും ആയുര്‍വേദത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട്, അത്തരം എല്ലാ പദ്ധതികളും പാവപ്പെട്ടവരെയും മധ്യവര്‍ഗത്തെയും രോഗത്തിന്റെ ദുഷിച്ച ചക്രത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ആരംഭിച്ചു. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ക്കുമായി പുതിയ ആരോഗ്യ നയം രൂപീകരിച്ചു. ഇന്ന് എയിംസ് പോലുള്ള വളരെ വലുതും ആധുനികവുമായ ആരോഗ്യ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയും രാജ്യത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രാമങ്ങളില്‍ ലഭ്യമായ വൈദ്യശാസ്ത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ ഗ്രാമങ്ങളില്‍ ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ പ്രാഥമിക ആരോഗ്യ പരിപാലന ശൃംഖല ശക്തിപ്പെടുത്തുകയാണ്. ഇതുവരെ, അത്തരം 80,000 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി. പതിവ് പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും മുതല്‍ ഗുരുതരമായ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതുള്ള വിപുലമായ പരിശോധനകള്‍ വരെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഗുരുതരമായ രോഗങ്ങള്‍ യഥാസമയം കണ്ടെത്താന്‍ ഈ കേന്ദ്രങ്ങളിലൂടെ അവബോധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കൊറോണ ആഗോള പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടത്തില്‍ വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യ നിര്‍മാണത്തിന് മുന്‍ഗണന നല്‍കിവരുന്നു. രാജ്യത്തെ ജില്ലാ ആശുപത്രികളില്‍ ക്രിറ്റിക്കല്‍ കെയര്‍ ബ്ലോക്കുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു, കുട്ടികളുടെ ചികിത്സയ്ക്കായി ജില്ലയിലും ബ്ലോക്ക് ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നു. ജില്ലാതല ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ മാറ്റം സൃഷ്ടിക്കുന്നതിനായി അഭൂതപൂര്‍വമായ പരിഷ്‌കാരങ്ങള്‍ വൈദ്യശാസ്ത്ര പഠനത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷമായി, മുമ്പത്തേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ മാനവശേഷിയും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യ, ബയോടെക്‌നോളജിയുമായി ബന്ധപ്പെട്ട ഗവേഷണം, മരുന്നുകളിലെയും ഉപകരണങ്ങളിലെയും സ്വാശ്രയത്വം എന്നിവ സംബന്ധിച്ചും ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നു. കൊറോണ പ്രതിരോധ കുത്തിവയ്പ്പുകള്‍ വികസിപ്പിക്കുന്നതിലും ഉല്‍പാദിപ്പിക്കുന്നതിലും ഇന്ത്യ കഴിവ് പ്രകടിപ്പിച്ച രീതി നമ്മില്‍ അഭിമാനം നിറയ്ക്കുന്നു. ആരോഗ്യ ഉപകരണങ്ങളുടെയും മരുന്നുകളുടെയും അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള പി.എല്‍.ഐ. പദ്ധതികളും ഈ മേഖലയിലെ ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന് വളരെയധികം ആക്കം നല്‍കുന്നു. മെച്ചപ്പെട്ട മെഡിക്കല്‍ സംവിധാനത്തോടൊപ്പം, പാവപ്പെട്ടവരും ഇടത്തരക്കാരും മരുന്നുകള്‍ക്ക് വളരെ കുറഞ്ഞ തുക മാത്രമേ ചെലവിടേണ്ടിവരുന്നുള്ളൂ എന്നതും അത്യാവശ്യ കാര്യമാണ്. അതിനാല്‍, കേന്ദ്ര ഗവണ്‍മെന്റ് അവശ്യ മരുന്നുകള്‍, ശസ്ത്രക്രിയാ സാമഗ്രികള്‍, ഡയാലിസിസ് തുടങ്ങിയ നിരവധി സേവനങ്ങളും സാധനങ്ങളും വിലകുറഞ്ഞതായി സംരക്ഷിച്ചു. ചികിത്സയില്‍ പരമാവധി ഉപയോഗത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും മികച്ച ജനറിക് മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. എണ്ണായിരത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വലിയ ആശ്വാസം നല്‍കി. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ കഴിക്കുന്ന പല രോഗികളോടും സംസാരിക്കാന്‍ എനിക്ക് അധികാരമുണ്ടായിരുന്നു. ചില കുടുംബങ്ങളിലെ ആളുകള്‍ പ്രായവുമായി ബന്ധപ്പെട്ടുള്ളതോ മറ്റ് രോഗങ്ങള്‍ നിമിത്തമോ ദിവസേന ചില മരുന്നുകള്‍ കഴിക്കേണ്ടിവരുന്നതായി ഞാന്‍ കണ്ടെത്തി. ജന്‍ ഔഷധി കേന്ദ്രം കാരണം, അത്തരം ഇടത്തരം കുടുംബങ്ങള്‍ പ്രതിമാസം 1,000 മുതല്‍ 2,000 വരെ രൂപ ലാഭിക്കുന്നു. ഇന്നത്തെ പരിപാടി ലോക ടൂറിസം ദിനത്തില്‍ സംഘടിപ്പിക്കുന്നത് യാദൃച്ഛികമാണ്. ടൂറിസവുമായി ആരോഗ്യ പരിപാലന പരിപാടിക്ക് എന്ത് ബന്ധമുണ്ടെന്ന് ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ ആരോഗ്യത്തിന് ടൂറിസവുമായി വളരെ ശക്തമായ ബന്ധമുണ്ട്. നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യം സംയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, അത് ടൂറിസം മേഖലയിലും ഗുണമുണ്ടാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഇല്ലാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ ഒരു ടൂറിസ്റ്റ് ആഗ്രഹിക്കുന്നുണ്ടോ? കൊറോണയ്ക്ക് ശേഷം ഇപ്പോള്‍ അത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പരമാവധി വാക്‌സിനേഷന്‍ ഉള്ള ഒരു സ്ഥലം സന്ദര്‍ശിക്കുന്നതില്‍ സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടും. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം, ഗോവ, ആന്‍ഡമാന്‍, നിക്കോബാര്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷനു പരമാവധി ഊന്നല്‍ നല്‍കുന്നത് വിനോദസഞ്ചാരികളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വരും വര്‍ഷങ്ങളില്‍ എല്ലാ ഘടകങ്ങളും ശക്തമാകുമെന്ന് ഉറപ്പാണ്. ആരോഗ്യ അടിസ്ഥാന സൗകര്യം എവിടെ മികച്ചതാണോ, അവിടെ ടൂറിസം സാധ്യതകള്‍ മികച്ചതായിരിക്കും. അതായത്, ആശുപത്രിയും ആതിഥ്യമര്യാദയും പരസ്പരം ഒത്തുചേരും. ഇന്ന് ഇന്ത്യയിലെ ഡോക്ടര്‍മാരിലും ആരോഗ്യ സംവിധാനങ്ങളിലും ലോകത്തിനുള്ള വിശ്വാസം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ ലോകത്ത് വളരെയധികം ബഹുമാനം നേടി, ഇന്ത്യയുടെ പേര് സ്ഥാപിച്ചെടുത്തു. ലോകത്തിലെ സമ്പന്നരോട് ചോദിച്ചാല്‍ അവരുടെ ഒരു ഡോക്ടര്‍ ഇന്ത്യക്കാരനാണെന്ന് അവര്‍ സമ്മതിക്കും. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യം നിലവിലുണ്ടെങ്കില്‍, ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കും. അടിസ്ഥാന സൗകര്യ മേഖലയിലെ നിരവധി പരിമിതികള്‍ക്കിടയിലും ആളുകള്‍ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ട്. ചിലപ്പോള്‍ ഇതു സംബന്ധിച്ച വളരെ വൈകാരികമായ കഥകള്‍ നമുക്ക് കേള്‍ക്കാനാകും. നമ്മുടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ചെറിയ കുട്ടികള്‍ ചികിത്സയ്ക്കായി ഇവിടെ വരുമ്പോള്‍, അവര്‍ സുഖം പ്രാപിച്ചതിനുശേഷം, അവരുടെ കുടുംബങ്ങളുടെ സന്തോഷം എല്ലാം പറയുന്നു. നമ്മുടെ വാക്‌സിനേഷന്‍ പദ്ധതി, കോവിന്‍ പ്ലാറ്റ്‌ഫോം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖല എന്നിവ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ സാങ്കേതിക വിദ്യയുടെ പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍, ഏത് രാജ്യത്തെ രോഗികള്‍ക്കും കൂടിയാലോചിക്കാനും അവരുടെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് അയയ്ക്കാനും ചികിത്സ നേടാനും വളരെ എളുപ്പമായിരിക്കും. തീര്‍ച്ചയായും, ഇത് ആരോഗ്യ ടൂറിസത്തെ സ്വാധീനിക്കും. സ്വാതന്ത്ര്യത്തിന്റെ ഇക്കാലത്ത് ഉറച്ച തീരുമാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനും ആരോഗ്യപൂര്‍ണമായ ഇന്ത്യയിലേക്കുള്ള യാത്ര വളരെ പ്രധാനമാണ്. ഇതിനായി യോജിച്ചുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. നമ്മുടെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരും വൈദ്യശാസ്ത്ര രംഗത്തെ സ്ഥാപനങ്ങളും ഈ പുതിയ സംവിധാനം അതിവേഗം സ്വാംശീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ക്കൂടി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു. ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 4 സസ്പെൻഷൻ പിൻവലിക്കില്ല, സഭയിൽ മോശമായി പെരുമാറിയവർ പഠിപ്പിക്കാൻ വരണ്ടെന്നും വെങ്കയ്യ നായിഡു; നടപടി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം ന്യൂഡൽഹി: 12 എം.പിമാരുടെ സസ്പെന്‍ഷന്‍ ചട്ടവിരുദ്ധ നടപടിയെന്ന് പ്രതിപക്ഷം പാർലമെന്റിൽ. സസ്പെൻഡ് ചെയ്യും മുമ്പ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ മറുപടി നൽകാൻ അനുവദിച്ചില്ലെന്നും… വെങ്കയ്യ നായിഡു അരുണാചൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ലെന്ന് ചൈന; ലഡാക്കിൽ സംഘർഷം നിലനിൽക്കവെ ഉപരാഷ്‌ട്രപതിയുടെ സന്ദർശനത്തിൽ രോക്ഷം പ്രകടിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ന്യൂഡൽഹി: ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അരുണാചൽ പ്രദേശ് സന്ദർശിച്ചതിനെ വിമർശിച്ച് ചൈന. കഴിഞ്ഞ ആഴ്ചയിലായിരുന്നു വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനം. ഇന്ത്യൻ സൈന്യവും ചൈനയും തമ്മിൽ ലഡാക്കിൽ… പ്രതിപക്ഷ പ്രതിഷേധവും സഭയിലെ ബഹളവും: ‘ദൈവനിന്ദ’യ്ക്ക് തുല്യമെന്ന് സഭാധ്യക്ഷന്‍; രാജ്യസഭയില്‍ വിതുമ്പി വെങ്കയ്യ നായിഡു ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാജ്യസഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിലും പ്രതിഷേധത്തിലും ‘വിതുമ്പിക്കരഞ്ഞ്’ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു. ‘ദൈവനിന്ദ’യ്ക്ക് തുല്യമാണ് ചെയ്തതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ എം.പിമാര്‍ ടേബിളില്‍ കയറി… ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ കുടുംബത്തിൽ കോവിഡ് പോസിറ്റീവ്; ഒമിക്രോൺ വകഭേദമെന്ന് സംശയം ഓഫീസിൽ നിന്ന് കടിച്ചെടുത്ത ഫയലുമായി ആട് ഓടി, പിന്നാലെ ഉദ്യോഗസ്ഥനും; വൈറൽ ആയ വീഡിയോ കാണാം ‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം’; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മ്മിക്കണം എന്ന ആവശ്യവുമായി 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് ഡീന്‍ കുര്യാക്കോസ് ഒമിക്രോണ്‍; ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരിൽ പത്ത് ശതമാനവും കുട്ടികൾ പാർട്ടി രക്തസാക്ഷികൾക്ക് നടുവിൽ സന്ദീപിന്റെ ജന്മദിനം നാളെ; നിശ്ചലമായ നെഞ്ചിൽ പിറന്നാൾ സമ്മാനം ചേർത്ത് വെച്ച് ഭാര്യ; ചോര ചിന്തുന്ന രാഷ്ട്രീയത്തിൽ എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ ‘ക്ഷമിക്കണം, അതാരാണ് ഈ ഷാറൂഖ് ഖാന്‍’; കിംഗ് ഖാനെ അറിയാൻ ഗൂഗിളില്‍ തപ്പി ഹോളിവുഡ് നടി വിറ്റ്‌നി കമ്മിങ്‌സ് ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ കുടുംബത്തിൽ കോവിഡ് പോസിറ്റീവ്; ഒമിക്രോൺ വകഭേദമെന്ന് സംശയം ഓഫീസിൽ നിന്ന് കടിച്ചെടുത്ത ഫയലുമായി ആട് ഓടി, പിന്നാലെ ഉദ്യോഗസ്ഥനും; വൈറൽ ആയ വീഡിയോ കാണാം ചർമ്മത്തിന് ഉണർവും ഉന്മേഷവും പ്രദാനം ചെയ്യാം; തേൻ കൊണ്ടുള്ള ചില സൗന്ദര്യക്കൂട്ടുകൾ ഇതാ… നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കേരള രാഷ്ട്രീയ സമവാക്യങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പായിരുന്നു കൊല്ലത്ത് നടന്നത്. സംസ്ഥാന രാഷ്ട്രീയത്തിന്റെ മുന്നണി സംവിധാനത്തിനുമേല്‍ സ്വാധീനം ചെലുത്താനും ഈ ജില്ലയ്ക്ക് കഴിഞ്ഞു. ഉപതിഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിക്കു സംഭവിച്ച ക്ഷയവും സമര പരാജയങ്ങളും യു.ഡി.എഫിലെ അഴിമതിയും ബി. ജെ. പി യുടെ വളര്‍ച്ചയും വര്‍ഗ്ഗീയ വിവാദങ്ങളും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടു. ദേശീയ, സംസ്ഥാന, പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അതിന്റെ തെളിവാണ് കൊല്ലം ജില്ലയ്ക്കാകെ ഉണ്ടായിരിക്കുന്ന ചുവപ്പു തരംഗം. സോളാര്‍ മുതല്‍ ബാര്‍ കോഴ വരെ ആയുധമാക്കിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ആര്‍എസ്പി മുന്നണി വിട്ടതു എല്‍ഡിഎഫിനെ തകര്‍ക്കുമെന്ന കണക്കുകൂട്ടല്‍ ഈ തിരഞ്ഞെടുപ്പില്‍ പിഴച്ചു. ബാലകൃഷ്ണപിള്ളയുടെ എല്‍ഡിഎഫ് പ്രവേശനം ഗുണം ചെയ്തതുമില്ല. കശുവണ്ടി-കയര്‍-തോട്ടം തൊഴിലാളികളുള്ള കൊല്ലത്ത് വികസന വിഷയങ്ങളും തൊളിലാളി പ്രശ്‌നങ്ങളും ഏറ്റവുമധികം സ്വാധീനം ചെലുത്തി. എസ്എന്‍ഡിപിയുടെ സ്വാധീന കേന്ദ്രമായിട്ടു പോലും ബിജെപിക്ക് കാര്യമായൊന്നും നേടാനാകാതെ പോയി. കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. കേരളത്തിലാകെ വിമതരും മുന്നണി പ്രശ്‌നങ്ങളും യുഡിഎഫിന് കനത്ത പ്രഹരമായി മാറിയപ്പോള്‍ കൊല്ലത്തിന്‌റെ ഫലം നിലനില്‍പ്പിനെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലായി. ജില്ലാ പഞ്ചായത്തില്‍ 2010 ല്‍ എട്ട് സീറ്റ് നേടിയ യു.ഡി.എഫ് ഇത്തവണ നാല് സീറ്റിലൊതുങ്ങി. മുനിസിപ്പാലിറ്റികളില്‍ ഒന്നുപോലും നേടാനായില്ല. പുതിതായി വന്ന കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും ഫലം അതുതന്നെ. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ പിന്‍ബലം എല്‍ഡിഎഫിനെ കാര്യമായി തുണച്ചതുമില്ല. പേരിനുപോലും ഒരു ബ്ലോക്ക് പഞ്ചായത്ത് നേടാനാകാത്തതും യുഡിഎഫിനു മേലുള്ള ജനപിന്തുണ നഷ്ടമായതിന്‌റെ തെളിവാണു കാണിക്കുന്നത്. അതേ സമയം കൊട്ടാരക്കരയുടെ ആദ്യമത്സരത്തില്‍ തന്നെ ബിജെപി ഒരു സീറ്റ ്കരസ്ഥമാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഫലത്തില്‍ ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയാണ് യുഡിഎഫ് നില്‍ക്കുന്നത്. കോര്‍പറേഷന്‍ സീറ്റിലും ഗണ്യമായ കുറവുവന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അകമഴിഞ്ഞ് പിന്താങ്ങിയ കൊല്ലം സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണിയെ കൈവിടുകയായിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ ഫലം. ജില്ലയില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപിയും എസ്ഡിപിഐയും വരുന്നത് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകുന്നുമുണ്ട്. 'നമ്മുടെ പരിമിതികളാവരുത്, പുതിയ തലമുറയുടെ ആസ്വാദന സംസ്‌കാരത്തെ അളക്കാനുള്ള മുഴക്കോല്‍' സന്ദീപ് വധക്കേസ്‌: പ്രതികൾ ബി.ജെ.പിക്കാർ, ആക്രമിച്ചത് കൊല്ലാൻ വേണ്ടിയെന്ന് എഫ്‌.ഐ.ആര്‍ കോടതി ഉത്തരവ് നല്‍കാനെത്തിയ ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവം: അച്ഛനും മകനും അറസ്റ്റില്‍ 'എന്റെ മനസിലെ ഭീമന്‍ ക്യൂട്ടാണ്, അങ്ങനെയാണ് ക്യൂട്ടായ ചാക്കോച്ചന്‍ ഭീമനായത് ചെമ്പന്‍ വിനോദ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. Kerala Rains കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നല്‍കും – News18 Malayalam Kerala Rains കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നല്‍കും Kerala Rains കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നല്‍കും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ ദുഃഖം അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലിയ നാശനഷ്ടമാണുണ്ടായേക്കുന്നത്. കേരളത്തിലെ രക്ഷപ്രവര്‍ത്തനത്തിനും ദുരിതശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദലൈലാമ ട്രസ്റ്റ്(Dalai Lama Trust) 11 ലക്ഷം രൂപ നല്‍കും. ഇക്കാര്യം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ജീവനും സ്വത്തിനും സംഭവിച്ച ദുരന്തത്തില്‍ ദലൈലാമ(Dalai Lama) ദുഃഖം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നതായും ദലൈലാമ അയച്ച കത്തില്‍ പറഞ്ഞു. അതേസമയം ബുധനാഴ്ച മുതല്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. Also Read-Idukki Dam ഇടുക്കി ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടും; ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. Also Read-Idukki Dam മീന്‍പിടിത്തം, കുളി, തുണി അലക്ക്, സെല്‍ഫി, ലൈവ് നിരോധിച്ചു; ഡാം തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. KTU exam postponed കനത്ത മഴ; സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി അതിതീവ്ര മഴയെ തുടര്‍ന്ന് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (KTU exam)ഈ മാസം 20, 22 തീയതികളില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ (Exam) മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ബി ടെക്, ബി ആര്‍ക്, ബി എച് എം സി ടി, ബി ഡെസ് പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അതേ സമയം 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകള്‍ (PSC Exams) മാറ്റി വെച്ചു. പുതുക്കിയ തീയതികള്‍ (Exam Date) പിന്നീട് അറിയിക്കും. ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് തീരുമാനം. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിയിരുന്നു. ആരോഗ്യ സര്‍വകലാശാല, കേരള, എം ജി, കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മറ്റു ദിവസത്തെ പരീക്ഷകള്‍ക്കു മാറ്റമില്ല. കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രില്‍ 2021) പരീക്ഷകളും ഐ ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (നവംബര്‍ 2020) പരീക്ഷകളും മാറ്റി. തലശ്ശേരി കാമ്പസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ക്ക് മാറ്റമില്ല. തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകള്‍ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയന്‍ പരീക്ഷാ ബോര്‍ഡും അറിയിച്ചു. Kerala Rains കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ നല്‍കും കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി പത്തുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ ആലുവ സി ഐയുടെ സസ്‌പെന്‍ഷന്‍; ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടി ഉണ്ടാകണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍ Holiday തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി Mullaperiyar മുല്ലപ്പെരിയാറിൽ മരംമുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ ഡ്യൂട്ടിക്കിടെ മരിച്ച അസിസ്റ്റന്‍റ് വെഹിക്കിൾ ഇൻസ്പെക്ടറുടെ സഹോദരിക്ക് സർക്കാർ ജോലി നൽകും: മന്ത്രി ആന്‍റണി രാജു Pink Police അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത പിങ്ക്പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ 'അപമര്യാദയായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണം; ആലുവ സമരം സര്‍ക്കാരിനുള്ള താക്കീത് വിഡി സതീശന്‍ Suicide ഭാര്യ ആത്മഹത്യ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം ഭർത്താവും തൂങ്ങിമരിച്ച നിലയിൽ പോക്‌സോ ഇരയ്ക്ക് സര്‍ക്കാര്‍ സ്‌കൂളിൽ‍ പ്രവേശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി ഹൈക്കോടതി Attappadi Infants Deaths| അട്ടപ്പാടിയിൽ നാലു ദിവസത്തിനിടെ മരിച്ചത് നാലു ആദിവാസി കുട്ടികൾ; മന്ത്രി റിപ്പോർട്ട് തേടി Viral Video ഫൈവ് സ്റ്റാർ ഹോട്ടൽ ഷെഫിനെ വെല്ലുന്ന 13കാരന്റെ പാചക വീഡിയോ വൈറൽ കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി ആസിഫ് അലി ചിത്രത്തിന് അശ്വതി ശ്രീകാന്ത് എഴുതിയ വരികൾ കുഞ്ഞെൽദോ' ലിറിക്കൽ വീഡിയോ പത്തുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ Constitution Day ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ Constitution Day ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ ഭരണഘടനാ ദിനത്തിൽ പ്രസംഗങ്ങളിലും ഉപന്യാസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ചില വസ്തുതകൾ ഇതാ: ഇന്ത്യയിൽ ഭരണഘടനാ ദിനമായി (Constitution Day) ആചരിക്കുന്നത് നവംബർ 26 ആണ്. 1949 ൽ ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസമാണ് ഇത്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതോടെ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള ദൗത്യം ഡോ. ഭീംറാവു അംബേദ്‌കർ ചെയർമാനായുള്ള സമിതിയെയാണ് ഭരണഘടനാ നിർമാണസഭ ഏൽപ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷൻ. 1948 ന്റെ തുടക്കത്തിൽ ഡോ. അംബേദ്‌കർ ഇന്ത്യൻ ഭരണഘടനയുടെ കരട് പൂർത്തിയാക്കുകയും ഭരണഘടനാ നിർമാണസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. 1949 നവംബർ 26 ന് ഏതാനും ഭേദഗതികളോടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചു. 1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്. ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, തുല്യത എന്നിവ ഉറപ്പു വരുത്താനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സഹോദര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഹ്വനം ചെയ്യുകയും ചെയ്യുന്നു. ഭരണഘടനാ ദിനത്തിൽ പ്രസംഗങ്ങളിലും ഉപന്യാസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ ഇതാ: 1. ബ്രിട്ടൻ, അയർലൻഡ്, ജപ്പാൻ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ജർമനി, ഓസ്‌ട്രേലിയ, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ ഭരണഘടന ആശയങ്ങൾ കടംകൊണ്ടിട്ടുണ്ട്. 2. 1946 ലാണ് ഭരണഘടനാ നിർമാണസഭ സ്ഥാപിക്കപ്പെടുന്നത്. 2 വർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന കാലയളവിനിടയിൽ 166 ദിവസങ്ങളിൽ ഭരണഘടനാ നിർമാണസഭ യോഗം ചേർന്നിട്ടുണ്ട്. 3. ഇന്ത്യൻ ഭരണഘടന കൈകൊണ്ട് എഴുതിയ രേഖയാണ്. ലോകത്തിൽ കൈകൊണ്ട് എഴുതിയ ഏറ്റവും നീളമുള്ള രേഖകളിൽ ഒന്നാണ് ഇത്. ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിൽ 1,17,369 വാക്കുകൾ ഉണ്ട്. 4. ആദ്യം 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976 ൽ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ പദം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇതുവരെ ഭരണഘടനയുടെ ആമുഖത്തിൽ ഉണ്ടായിട്ടുള്ള ഏക ഭേദഗതിയാണ് ഇത്. 5. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന. 6. ഭരണഘടനയുടെ യഥാർത്ഥ കൈയെഴുത്തു പ്രതികൾ പാർലമെന്റ് മന്ദിരത്തിലെ ലൈബ്രറിയിൽ ഹീലിയം ഫയൽഡ് കേയ്സുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. 7. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി യോഗം ചേരുകയും ഹർഷാരവങ്ങളോടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. 8 ഭരണഘടന പാസാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും രാഷ്ട്രപിതാവ് പഠിപ്പിച്ചുതന്ന മാർഗത്തിലൂടെ നാം നേടിയ സവിശേഷമായ വിജയമാണ് ഇതെന്നും നേടിയ സ്വാതന്ത്ര്യം നമ്മൾ കാത്തുസൂക്ഷിക്കുകയും അതിന്റെ ഫലങ്ങൾ തെരുവിലെ മനുഷ്യന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സൈലെൻ ചാറ്റർജി പറഞ്ഞു. 9. ഭരണഘടന പാസാക്കിയതിന് ശേഷം ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ സമ്മേളനം അവസാനിച്ചത് സ്വാതന്ത്ര്യസമര സേനാനി പൂർണിമ ബാനർജി 'ജനഗണമന' ആലപിച്ചതോടുകൂടിയാണ്. 10. പിന്നീട് ഭരണഘടനയ്ക്ക് അനുസൃതമായി, 1950 ജനുവരി 24 ന് ഒരു പ്രത്യേക സമ്മേളനത്തിൽ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി ഭരണഘടനാ അസംബ്ലി തെരഞ്ഞെടുത്തു. Constitution Day ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ Constitution Day 2021 ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അഞ്ച് പുസ്തകങ്ങൾ Malayali Trucker in Canada കാനഡയിൽ എങ്ങനെ ട്രക്ക് ഡ്രൈവറായി ജോലി നേടാം? അനുഭവം വിശദീകരിച്ച് മലയാളി പെൺകുട്ടി Baby Born on a Plane വിമാനത്തിൽ വച്ച് ജനിക്കുന്ന കുഞ്ഞിന്റെ പൗരത്വം തീരുമാനിക്കുന്നത് എങ്ങനെ? Albert Einstein ആൽബർട്ട് ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ കൈയെഴുത്ത് പ്രതി 96 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു IRCTC ഐആർസിടിസിയിൽ അക്കൗണ്ട് തുറക്കുന്നത് എങ്ങനെ? ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ Migraine മൈഗ്രെയ്ന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? ഇലക്കറികൾ കഴിച്ച് മൈഗ്രെയ്ൻ ഒഴിവാക്കാമെന്ന് പഠനം Pregnancy മുപ്പതാം വയസ്സിൽ ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ Cashew Day 2021 ഇന്ന് ദേശീയ കശുവണ്ടി ദിനം: കശുവണ്ടി കഴിക്കുന്നത് കൊണ്ട് ഗുണമെന്ത്? Omicron| കോവിഡിന്റെ പുതിയ വകഭേദം ‘ഒമൈക്രോൺ’; അഞ്ച് തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട്ട് ചെയ്തു ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ആപ്പ് അകലത്തിൽ എത്തും; m-Homoeo പുറത്തിറങ്ങി Attappadi Infants Deaths| അട്ടപ്പാടിയിൽ നാലു ദിവസത്തിനിടെ മരിച്ചത് നാലു ആദിവാസി കുട്ടികൾ; മന്ത്രി റിപ്പോർട്ട് തേടി Viral Video ഫൈവ് സ്റ്റാർ ഹോട്ടൽ ഷെഫിനെ വെല്ലുന്ന 13കാരന്റെ പാചക വീഡിയോ വൈറൽ കോട്ടയത്ത് FCI ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് വെമ്പായം 2] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 2 സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ കണക്കോടിനു സമീപം മുളംക്കാട്ടിൽ വേടർ രാജാവ് താമസിച്ചിരുന്നു എന്ന് വിശ്വസിച്ചു പോരുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴുമുണ്ട്. പെരുംകൂർ വാർഡിൽ ചിറമുക്കിനു സമീപം ഈയം വെട്ടികൊടുത്തതിന്റെ അടയാളം വരുന്ന ടണൽ കാണാം 1912 നു മുമ്പ് കന്യാകുളങ്ങരയിൽ ഒന്ന് മുതൽ നാലുവരെ ഉള്ള മലയാളം പ്രൈമറി സ്കൂളായിരുന്നു ഏക വിദ്യാഭ്യാസ സ്ഥാപനം. 1930-ൽ കുര്യണി ദേശസേവിനി ഗ്രന്ഥശാല ഫാ. ജോസഫ് തങ്കപ്പൻ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ശ്രീ നാരായണഗുരു, ശാന്തിക്കുന്ന് എന്നീ സ്ഥലത്ത് വന്നിരുന്നുവെന്നും അതു കൊണ്ട് ശാന്തിക്കുന്ന് എന്ന പേര് വരാനിടയായതെന്നും പറയപ്പെടുന്നു മഹാത്മാ ഗാന്ധി വെമ്പായം പഞ്ചായത്തിലെ വെട്ടിനാട്‌ ഊരൂട്ടു മണ്ഡപത്തിൽ പദയാത്രക്കിടെ വിശ്രമിച്ചിരുന്നു. അവിടെ ഗാന്ധി സ്മാരകം സ്ഥിതിചെയ്യുന്നു. 1952-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എം. ഗോപാലപിള്ള ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായി . ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ. തലക്കുളങ്ങൾ, ചിറകൾ, ചെറിയ തോടുകളും കുറച്ചു കുളങ്ങളും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ ജലസ്രോതസ്സ്. ഗണപതിപാറ, വേറ്റിനാട് ഊരൂട്ടുമണ്ഡപം, തിട്ടയത്തുകോണം മാടൻ കാവ് ശ്രീ ദുർഗ്ഗാ ലക്ഷ്മീ ക്ഷേത്രം, കൈതക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, സിയോൺകുന്ന് പള്ളി, കന്യകുളങ്ങര ജുമാ അത്ത് പള്ളിയും നന്നാട്ടുക്കാവ്, ജുമാ അത്ത് പള്ളി കൊഞ്ചിറ മുടിപ്പുര ക്ഷേത്രം, ഈന്തിവിള ക്ഷേത്രം, കുറ്റിയാണി ശ്രീ ധർമ്മ ശാസ്താക്ഷേത്രം, CSI Church കുറ്റിയാണി,സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി കുറ്റിയാണി തുടങ്ങിയവയാണ് ഈ പഞ്ചായത്തിലെ പ്രസിദ്ധമായ ആരാധനാലയങ്ങൾ. ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (വെമ്പായം ഗ്രാമപഞ്ചായത്ത്) ജില്ലാ പഞ്ചായത്ത്: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആറ്റിങ്ങൽ · നെടുമങ്ങാട് · നെയ്യാറ്റിൻകര · വർക്കല തിരുവനന്തപുരം · നെടുമങ്ങാട് · ചിറയിൻകീഴ് · നെയ്യാറ്റിൻകര · വർക്കല · കാട്ടാക്കട അതിയന്നൂർ · ചിറയിൻകീഴ് · കഴക്കൂട്ടം · കിളിമാനൂർ · നെടുമങ്ങാട് · നേമം · പാറശ്ശാല · പെരുങ്കടവിള · വാമനപുരം · വർക്കല · വെള്ളനാട് അമ്പൂരി · ആനാട് · അണ്ടൂർക്കോണം · അഞ്ചുതെങ്ങ് · അരുവിക്കര · ആര്യനാട് · ആര്യങ്കോട് · അതിയന്നൂർ · അഴൂർ · ബാലരാമപുരം · ചെമ്മരുതി · ചെങ്കൽ · ചെറുന്നിയൂർ · ചിറയിൻകീഴ് · ഇടവ · ഇലകമൺ · കടയ്ക്കാവൂർ · കഠിനംകുളം · കല്ലറ · കള്ളിക്കാട് · കല്ലിയൂർ · കാഞ്ഞിരംകുളം · കരകുളം · കരവാരം · കാരോട് · കരുംകുളം · കാട്ടാക്കട · കഴക്കൂട്ടം · കിളിമാനൂർ · കിഴുവിലം · കൊല്ലയിൽ · കോട്ടുക്കൽ · കുളത്തൂർ · കുന്നത്തുകാൽ · കുറ്റിച്ചൽ · മടവൂർ · മലയിൻകീഴ് · മണമ്പൂർ · മംഗലപുരം · മാണിക്കൽ · മാറനെല്ലൂർ · മുദാക്കൽ · നഗരൂർ · നന്ദിയോട് · നാവായിക്കുളം · നെല്ലനാട് · ഒറ്റശേഖരമംഗലം · ഒറ്റൂർ · പള്ളിച്ചൽ · പള്ളിയ്ക്കൽ · പനവൂർ · പാങ്ങോട് · പാറശ്ശാല · പഴയകുന്നുമ്മേൽ · പെരിങ്ങമ്മല · പെരുങ്കടവിള · പൂവച്ചൽ · പൂവാർ · പോത്തൻകോട് · പുളിമാത്ത് · പുല്ലമ്പാറ · തിരുപുറം · തൊളിക്കോട് · ഉഴമലയ്ക്കൽ · വക്കം · വാമനപുരം · വെള്ളനാട് · വെള്ളറട · വെമ്പായം · വെങ്ങാനൂർ · വെട്ടൂർ · വിളപ്പിൽ · വിളവൂർക്കൽ · വിതുര വർക്കല · ആറ്റിങ്ങൽ · ചിറയിൻകീഴ് · നെടുമങ്ങാട് · വാമനപുരം · കഴക്കൂട്ടം · വട്ടിയൂർക്കാവ് · തിരുവനന്തപുരം · നേമം · അരുവിക്കര · പാറശ്ശാല · കാട്ടാക്കട · കോവളം · നെയ്യാറ്റിൻകര · മറ്റു ജില്ലകൾ: ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് ആലങ്കോട് · അയിരൂർ · അഴൂർ · ചെമ്മരുതി · ചെറുന്നിയൂർ · ചിറയിൻകീഴ് · എടക്കോട് · ഇടവ · മുദാക്കൽ · കടയ്ക്കാവൂർ · കരവാരം · കീഴാറ്റിങ്ങൽ · കിളിമാനൂർ · കൂന്തള്ളൂർ · കൊടുവാഴന്നൂർ · കുടവൂർ · മടവൂർ · മണമ്പൂർ · നഗരൂർ · നാവായിക്കുളം · ഒറ്റൂർ · പള്ളിക്കൽ · പഴയകുന്നുമ്മൽ · പെരുങ്ങുഴി · പുളിമാത്ത് · ശാർക്കര-ചിറയിൻ‌കീഴ് · വക്കം · വെള്ളല്ലൂർ · വെട്ടൂർ · ആനാട് · അരുവിക്കര · ആര്യനാട് · കല്ലറ · കരകുളം · കോലിയക്കോട് · കുറുപുഴ · മാണിക്കൽ · മന്നൂർക്കര · നെടുമങ്ങാട് · നെല്ലനാട് · പാലോട് · പനവൂർ · പാങ്ങോട് · പെരിങ്ങമല · പെരും‌കുളം · പുല്ലമ്പാറ · തേക്കട · തെന്നൂർ · തൊളിക്കോട് · ഉഴമലയ്ക്കൽ · വാമനപുരം · വട്ടപ്പാറ · വീരണകാവ് · വെള്ളനാട് · വെമ്പായം · വിതുര · അമ്പൂരി · ആനാവൂർ · അതിയന്നൂർ · ചെങ്കൽ · കള്ളിക്കാട് · കാഞ്ഞിരം‌കുളം · കാരോട് · കരുങ്കുളം · കീഴാറൂർ · കൊല്ലയിൽ · കോട്ടുകാൽ · കുളത്തൂർ · കുളത്തുമ്മൽ · കുന്നത്തുകാൽ · മലയിൻ‌കീഴ് · മാറനല്ലൂർ · നെയ്യാറ്റിൻകര · ഒറ്റശേഖരമംഗലം · പള്ളിച്ചൽ · പാറശ്ശാല · പരശുവയ്ക്കൽ · ആറയൂർ · സി.വി.ആർ പുരം · കൊറ്റാമം · പെരുങ്കടവിള · തിരുപുരം · വാഴിച്ചാൽ · വെള്ളറട · വിളപ്പിൽ · വിളവൂർക്കൽ · വിഴിഞ്ഞം · ഊരൂട്ടുകാല · അണ്ടൂർക്കോണം · കിഴക്കേകോട്ട · ഐരൂപ്പാറ · കഠിനംകുളം · കല്ലിയൂർ · കരമന · കഴക്കൂട്ടം · കഴക്കൂട്ടം-മേനം‌കുളം · കീഴേതോന്നയ്ക്കൽ · മേലേതോന്നയ്ക്കൽ · നാലാഞ്ചിറ · നേമം · പള്ളിപ്പുറം · പട്ടം · പേരൂർക്കട · പൂജപ്പുര · ശ്രീകാര്യം · തിരുവനന്തപുരം · വലിയതുറ · ഉള്ളൂർ · വലിയവിള · വെയിലൂർ · വെങ്ങാനൂർ · ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:55, 18 ഒക്ടോബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം: രോഗവ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ വ്യാപനഘട്ടം കഴിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാകില്ലെങ്കിലും സംസ്ഥാനത്തിന്റെ ഇന്നത്തെ സ്ഥിതിയില്‍ ശക്തമായ ജാഗ്രത തുടരണം. കര്‍ക്കശ നടപടിയല്ല ജാഗ്രതയാണ് പ്രധാനം. എന്നാല്‍ ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികളിലേക്ക് പോവേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം അഞ്ചോ അതിലധികമോ പേര്‍ കൂട്ടംകുടുന്നത് പൂര്‍ണമായും തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമൂഹിക അകലം പാലിക്കാന്‍ വിസ്തീര്‍ണമുള്ള കടകളില്‍ ഒരേ സമയം അഞ്ച് പേരില്‍ കുടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കള്‍ കടകള്‍ക്ക് വെളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് കാത്തുനില്‍ക്കണം. വാഹനങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരാധനാ സ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാസ്ഥലങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്ക്കണം. കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ക്ക് വളരെ അത്യാവശ്യ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ജോലി ചെയ്യിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കണം. ഒക്ടോബര്‍ 2ന് മുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തുന്നതിന് നിരോധനമില്ല. കുട്ടികള്‍ക്ക് ഒപ്പമെത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്ത് നില്‍ക്കാന്‍ അനുവദിക്കില്ല. ഫാക്ടറികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുഴുവന്‍ ജീവനക്കാരെയും ജോലിക്ക് നിയോഗിക്കാം. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാന്‍ പാടില്ല. സ്വകാര്യ ഡിസ്‌പെന്‍സറികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇത്തരം കേന്ദ്രങ്ങളുടെ കാത്തിരിപ്പ് കേന്ദ്രത്തിലോ വഴിയിലോ രോഗികള്‍ കൂട്ടംകൂടാന്‍ പാടില്ല. ഫിസിയോ തെറാപ്പി കേന്ദ്രങ്ങള്‍, ഡന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് കുറച്ച് നാളുകളായി ഉണ്ടാകുന്നത്. ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തൃശൂരില്‍ നടന്ന കൊലപാതകത്തിന് പിന്നിലും. പ്രധാന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത DoolNews റെഡ്, ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും വീശിയേക്കും. മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചു. മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ല; വിവാദങ്ങള്‍ക്ക് പിന്നാലെ ഡോക്ടറുടെ വിശദീകരണം കര്‍ഷകസമരം അവസാനിപ്പിക്കാന്‍ ബി.ജെ.പി അധ്യക്ഷന്റെ വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍; അമിത് ഷായും രാജ് നാഥ് സിംഗും പങ്കെടുക്കുന്നു വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നം; 5 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ രേഖപ്പെടുത്തിയേക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെ റെഡ് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഞായറാഴ്ച പുറത്തുവന്നിരുന്നു. ഓഖി ചുഴലികാറ്റിന് സമാനമായ രീതിയില്‍ ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദ്ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ആര് പറഞ്ഞു നിങ്ങളോട് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍? കേന്ദ്രത്തോട് ചോദ്യങ്ങളുമായി കര്‍ഷകര്‍ ആത്മീയപ്രവര്‍ത്തകര്‍ക്ക് ‘കൃത്രിമത്വങ്ങള്‍ ചെയ്യാന്‍ ട്രെയിനിംഗ് നല്‍കുന്ന’ ബിലീവേഴ്‌സ് ചര്‍ച്ച്‌ പാട്ട് ഹിറ്റ്, എന്നാല്‍ സിനിമയിലില്ല; മലയാളികള്‍ ഏറ്റെടുത്ത ഏഴ് ഗാനങ്ങള്‍ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ് Keralabhooshanam Daily സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ് Home/NEWS/KERALA/സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ് സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115 സൗത്ത് ആഫ്രിക്ക (9 ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2338, കൊല്ലം 2815, പത്തനംതിട്ട 1264, ആലപ്പുഴ 2518, കോട്ടയം 2171, ഇടുക്കി 1287, എറണാകുളം 4474, തൃശൂര്‍ 2319, പാലക്കാട് 3100, മലപ്പുറം 3946, കോഴിക്കോട് 5540, വയനാട് 446, കണ്ണൂര്‍ 1907, കാസര്‍ഗോഡ് 475 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,71,738 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,01,647 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,67,211 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,436 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3593 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്. മൂന്നാറിലെ സി എസ് ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന്‍ കൂടി മരിച്ചു; മരണം മൂന്നായി ചെറിയ പെരുന്നാൾ ആഘോഷം വീടുകളിലാക്കണം; അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കള്ളപ്പണം വെളിപ്പിച്ച കേസില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവിടുമെന്ന് കെ ടി ജലീല്‍ പാര്‍ട്ടിയില്ലെങ്കില്‍ ഞാനില്ല; പി നന്ദകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് ടി എം സിദ്ധിഖ് പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍! സംസ്ഥാനത്ത് പോക്‌സോ കേസ് പെരുകി ട്രെയിനില്‍ മൂന്ന് യാത്രക്കാരെ ബോധരഹിതരാക്കി വന്‍ കവര്‍ച്ച; പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത് ജനഹിത തീരുമാനങ്ങളെടുക്കും; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി ജനഹിത തീരുമാനങ്ങളെടുക്കും; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ആൾക്കൂട്ട മർദ്ദനത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ കടയിൽ കയറി കുത്തി കേരളത്തിൽ എൻഐഎക്ക് പുതിയ മേധാവി; എറണാകുളം എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഒമൈക്രോണ്‍ പടരുന്നു; കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും രോഗബാധ കണ്ടെത്തി Select Book Name ഉല്പത്തി പുറപ്പാടു് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ രൂത്ത് ശമൂവേൽ ശമൂവേൽ രാജാക്കന്മാർ 1 രാജാക്കന്മാർ 2 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമ ഗീതം യെശയ്യാ യിരേമ്യാവു വിലാപങ്ങൾ യേഹേസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യാവു യോനാ മീഖാ നഹൂം ഹബക്കൂക് സെഫന്യാവു ഹഗ്ഗായി സെഖർയ്യാവു മലാഖി മത്തായി മർക്കൊസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ കൊരിന്ത്യർ 1 കൊരിന്ത്യർ 2 ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ തെസ്സലൊനീക്യർ 1 തെസ്സലൊനീക്യർ 2 തിമൊഥെയൊസ് 1 തിമൊഥെയൊസ് 2 തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് പത്രൊസ് 1 പത്രൊസ് 2 യോഹന്നാൻ 1 യോഹന്നാൻ 2 യോഹന്നാൻ 3 യൂദാ വെളിപ്പാടു ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടിൽ, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി. ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു. അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽനിന്നു. ആ പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു. എന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവൻ മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു; പിന്നെ അവൻ കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു; ഓരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങൾ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു. അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു. അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു. കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു. അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം. മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു. അവൻ ഒരു മാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു. അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു. പ്രവേശനവാതിലിന്റെ മുൻഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്റെ മുൻഭാഗംവരെ അമ്പുത മുഴമായിരുന്നു. ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു. പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു. കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം. പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു. വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു. അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു. അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു. അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റെ ഗോപുരംവരെ അവൻ അളന്നു: നൂറു മുഴം. പിന്നെ അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവൻ ഈ അളവുപോലെ തന്നേ അളന്നു. ആ ജാലകങ്ങൾ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു. അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം. പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു. അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു. പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു. അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. പിന്നെ അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു. അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു; അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. പിന്നെ അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു. അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു. അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു. അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും. ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും. ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു. ഗോപുരത്തിന്റെ പാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും. ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും. അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും. അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാർശ്വത്തു തെക്കോട്ടു ദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാർശ്വത്തു വടക്കോട്ടു ദർശനമുള്ളതായിരുന്നു. അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു. വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു. അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻ വശത്തായിരുന്നു. പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു. പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു. വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം, ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, ഫാ. കെ. എം. ജോര്‍ജ്, ഫാ. റോയ് എം. തോട്ടം എസ്‌ജെ, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍ ''വിഭജനങ്ങളില്ലാത്ത വൈവിധ്യങ്ങളുടെ സൗന്ദര്യവും അതിരുകളില്ലാത്ത പാരസ്പര്യവും കാപട്യരഹിതവും തനിമയുള്ള സൗഹൃദത്തിന്റെ ഈര്‍പ്പം നിറഞ്ഞതുമായ ഒരു ലോകം ഇ വരികള്‍ അത്ര എളുപ്പമല്ലാത്ത, വളരെ ദീര്‍ഘകാലയളവ് വേണ്ടിവരുന്ന ഒരു ദൗത്യത്തിന്റെ പേരിനു താഴെ എഴുതപ്പെട്ടതാണ്. കലാപ്രവര്‍ത്തനങ്ങളിലൂടെ സമാധാനത്തിന്റെ സന്ദേശവാഹകരാവുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കാര്‍പ് (company of artists for radiance of peace) എന്ന കൂട്ടായ്മയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കലാകാരന്മാരായ എട്ടു വൈദികരും ഒരു സന്യാസിനിയുമാണ് കാര്‍പ്പിന്റെ പിന്നിലുള്ളത് ദയയുടെയും ലാവണ്യബോധത്തിന്റെയും ഭാവനാത്മകതയിലേക്കുള്ള പ്രയാണത്തിന്റെ അനിവാര്യത കലയിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുകയും സമാനഹൃദയരെ അതിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു. കല, കലഹങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ്. ഹിംസയ്‌ക്കെതിരേയുള്ള സമാധാനത്തിന്റെ നിലപാടുകളാണ്. മനുഷ്യരുടെ മനസുകളെ ശുദ്ധീകരിക്കുന്ന സ്വച്ഛതയാണ് എന്നാണ് കാര്‍പ്പിന്റെ ദൗത്യത്തെക്കുറിച്ചു സ്ഥാപകാംഗം ഫാ. റോയ് തോട്ടത്തില്‍ പറയുന്നത്. അടുത്തിരിക്കുന്നവരില്‍ ദൈവത്തെ കാണണം എന്ന ഭാരതീയ ദര്‍ശനത്തില്‍നിന്ന് അപരനെ നരകമായി കാണുന്ന വര്‍ത്തമാന കാലത്ത് കാര്‍പ് എന്ന കൂട്ടായ്മയ്ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രകൃതിയെ തങ്ങളുടെ നിലനില്പിനുവേണ്ടി പ്രയോജനപ്പെടുത്തുന്നതിനു പകരം സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മനുഷ്യര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവാണ് പ്രകൃതിചിത്രരചനാ ക്യാമ്പുകളിലേക്കുകൂടി തങ്ങളെ എത്തിച്ചതെന്നു കാര്‍പ്പിലെ അംഗവും തൃശൂര്‍ സെന്റ് അലോഷ്യസ് കോളജിലെ മലയാളം അധ്യാപകനുമായ ഫാ. സുനില്‍ ജോസ് സിഎംഐ പറഞ്ഞു. പ്രകൃതിഭംഗിക്ക് പേരുകേട്ട വാഗമണിലെ പാലറ്റ് പീപ്പിള്‍ ആര്‍ട്ട് റസിഡന്‍സിയില്‍ നടന്ന ചിത്രകലാ ക്യാമ്പ് മുതലാണ് കാര്‍പ്പി''നെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. വാഗമണ്‍ ക്യാമ്പിലെ ചിത്രങ്ങള്‍ ദയാതുഷാരങ്ങള്‍ എന്ന പേരില്‍ കൊച്ചി ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കഴിഞ്ഞയാഴ്ച കോട്ടയം ഞാലിയാകുഴിയിലെ മാര്‍ ബസേലിയോസ് ദയറയില്‍ നടന്ന ത്രിദിന ചിത്രരചനാ ക്യാമ്പിന്റെ സംഘാടകന്‍ അന്താരാഷ്ട്ര പ്രശസ്തനായ തത്വ ചിന്തകനും അധ്യാപകനും ചിത്രകാരനുമായ ഫാ. കെ. എം. ജോര്‍ജായിരുന്നു. മാര്‍ ബസേലിയോസ് ദയറയില്‍ അദ്ദേ ഹം ഡയറക്ടറായ സോപാന അക്കാഡമിയിലായിരു ന്നു ക്യാന്പ് വൈദികരായ ഫാ. സുനില്‍ ജോസ് സിഎംഐ, ഫാ. റോയ് എം. തോട്ടം എസ്‌ജെ, ഫാ. കെ. എം. ജോര്‍ജ്, ഫാ. ജോയ്‌സണ്‍ ഒഎഫ്എം കപ്പൂച്ചിന്‍, സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്എഫ്എം, അതുല്യപ്രിയ, ജിതിന്‍ പി. വിത്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രകൃതി മനുഷ്യന് ജീവിക്കാനുള്ള ഇടം മാത്രമല്ല ഒരുക്കുന്നതെന്നും, മറിച്ച് മാനവരാശിക്ക് നന്മയുടെ വലിയ സന്ദേശങ്ങളും നല്കുന്നുണ്ടെന്ന് ഫാ. ജോയ്‌സണ്‍ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. വാഗമണ്ണിലെ മലനിരകളില്‍നിന്നു ശേഖരിച്ച പച്ചപ്പുല്ല് ചിത്രത്തിനോടൊപ്പം ക്യാന്‍വാസില്‍ ഒട്ടിച്ച് ചേര്‍ത്താണ് അദ്ദേഹം തന്റെ ചിത്രം പൂര്‍ത്തിയാക്കിയത്. പ്രകൃതിയും മനുഷ്യനും വേറിട്ട് നില്‍ക്കേണ്ടവരെല്ലെന്നും രണ്ടും പരസ്പരം ലയിച്ചു ചേരേണ്ടതാണെന്നും അദ്ദേഹം തന്റെ ചിത്രത്തിലൂടെ കാഴ്ചക്കാരോട് വിളിച്ചുപറയുന്നു. കേരളം നേരിട്ട പ്രളയം ഈ ലയിച്ചുചേരലില്‍ നിന്നുള്ള പിന്നോട്ടുപോക്കുമൂലമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി മനുഷ്യനു നല്കുന്ന നന്മകളെ തിരികെപ്പിടിക്കുകയെന്ന മഹത്തായ സന്ദേശമാണ് ജോയ്‌സണ്‍ തന്റെ ചിത്രത്തിലൂടെ മാനവരാശിക്കു നല്കുന്നത്. സ്ഥാപിത താത്പര്യങ്ങളോടുള്ള മനുഷ്യരുടെ ഇടപെടലുകളെ നിയന്ത്രിക്കാന്‍ നമ്മള്‍ തയാറാവാത്തപക്ഷം, പ്രകൃതി ജൈവ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം നടത്തുമെന്നതിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിലുണ്ടായ പ്രളയമെന്നും ഫാ. ജേയ്‌സണ്‍ തന്റെ പരീക്ഷണ ചിത്രത്തിലൂടെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞുവയ്ക്കുന്നു. ഫാ. റോയ് എം. തോട്ടത്തെ സംബന്ധിച്ച് ഓരോ ചിത്രവും സ്വത്വാന്വേഷണമാണെന്നു പറയാം ആര്‍ദ്രം എന്നു പേരിട്ട ചിത്രത്തിലൂടെ അദ്ദേഹം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ആര്‍ദ്രതയാണു കാഴ്ചക്കാരനിലേക്കെത്തിക്കുന്നത്. ദയറയിലെ ചാപ്പലിലുണ്ടായിരുന്ന ഒരു ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആര്‍ദ്രം പൂര്‍ത്തിയാക്കിയതെന്നു ഫാ. റോയ് വ്യക്തമാക്കുന്നു മാതാവിന്റെ മടിയിലിരിക്കുന്ന യേശു ക്രിസ്തുവിന്റെ ചിത്രത്തില്‍നിന്നാണ് മനുഷ്യര്‍ തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തെക്കുറിച്ച് ചിന്തിക്കുന്നത്. അത് പിന്നീട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലേക്കെത്തുകയായിരുന്നു. അങ്ങനെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആര്‍ദ്രമായ അനുഭവത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതും ചിത്രം പൂര്‍ത്തിയാക്കുന്നതും ഫാ. റോയ് പറഞ്ഞു. ഒരു മരത്തിനുള്ളിലിരിക്കുന്ന അമ്മയും കുഞ്ഞുമാണ് ചിത്രത്തിലുള്ളത്. പ്രകൃതിയുടെ കരുതലിന്റെ പ്രതീകമായാണ് മരം ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യന്‍ എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ സാമൂഹ്യജീവിയായിരിക്കുന്ന മനുഷ്യന്‍ ചില സനയങ്ങളിലെങ്കിലും സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങാറുമുണ്ട്. പരസ്പരവിരുദ്ധമായ മനുഷ്യന്റെ മനോനിലയെ ആണ് ഫാ. സുനില്‍ ജോസ് സിഎംഐ തന്റെ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. നീലാകാശത്ത് ഒറ്റയ്്ക്കു നില്‍ക്കുന്ന ഒരു തുണ്ടു ഭൂമിയില്‍ നില്‍ക്കുന്ന ഒരു വീടും മരവുമാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. ആ ഇടത്തിലേക്ക് പറന്നെത്തുന്ന രണ്ടു മനുഷ്യരും ചിത്രത്തിലുണ്ട്. വിഭാഗീയമായ ചിന്തകളുടെ പിന്നാലെ പോയി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ചിത്രീകരണമായും; വര്‍ത്തമാനകാലത്തിന്റെ പോക്കില്‍ മനംമടുത്ത് സ്വന്തം ചിന്തകളിലേക്കു മാത്രമായി ഒതുങ്ങുന്ന മനുഷ്യരുടെ ചിത്രീകരണമായും വ്യാഖ്യാനിക്കാന്‍ ഇടനല്കുന്ന ചിത്രമാണ് ഫാ. സുനില്‍ ജോസിന്റേത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ചിത്രകലാ വിദ്യാര്‍ഥിയായ സിസ്റ്റര്‍ സാന്ദ്ര സോണിയ വരച്ച ചിത്രം വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. കൊളോസിയത്തിലേക്കു വീഴുന്ന ഒരു മത്സ്യത്തെയാണ് സിസ്റ്റര്‍ ചിത്രീകരിച്ചിരിക്കുന്നത്. പതിനായിരക്കണക്കിനു ജനങ്ങളുടെ ആവേശവും ആര്‍പ്പുവിളികളും ഗ്ലാഡിയേറ്ററുകളുടെ ആക്രോശങ്ങളും കുതിരക്കുളമ്പടികളും വന്യമൃഗങ്ങളുടെ ഗര്‍ജനങ്ങളും നിറഞ്ഞ കൊളോസിയത്തിലേക്കു വീഴുന്ന മത്സ്യം ക്രിസ്തുവിനെയും സഭയെയും പ്രതിനിധീകരിക്കുന്നു. സമകാലിക ലോകത്ത് സഭ നേരിടുന്ന വെല്ലുവിളികളെയാണ് സിസ്റ്റര്‍ സാന്ദ്ര സോണിയ ചിത്രീകരിച്ചത്. അധികാരവും അഹംബോധവും പിടിമുറുക്കുന്നതിലൂടെ അധര്‍മവും തിന്മയും അഴിഞ്ഞാടുന്ന വേദിയില്‍ മനുഷ്യത്വവും മാനവികതയും വെറും കാഴ്ചക്കാരായി മാറുന്നതിന്റെ വേദന സാന്ദ്രസോണിയ തന്റെ ചിത്രത്തിലൂടെ വരച്ചിടുന്നു. സമകാലിക വിഷയങ്ങളിലെ സൂക്ഷ്മ രാഷ്ട്രീയം പറയുന്ന സാന്ദ്രസോണിയ ജീവിതത്തിലും പ്രകൃതിയോടും മനുഷ്യര്‍ പുലര്‍ത്തേണ്ട കരുണയുടെയും നന്മയുടെയും വക്താവാകുന്നു. വാസ്തുവിദ്യാ ഗുരുകുലത്തിലടക്കം ശ്രദ്ധേയമായ മ്യൂറല്‍ പെയിന്റിംഗുകള്‍ വരച്ചിട്ടുള്ള ജിതിന്‍ പി. വിത്സന്‍രെ ചിത്രം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇന്നു നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതരത്വത്തിന്റെ ഉദാത്തമായ സന്ദേശമാണ് ഒരു വള്ളത്തില്‍ സഞ്ചരിക്കുന്ന ശ്രീകൃഷ്ണന്റെയും ക്രിസ്തുവിന്റെയും ചിത്രത്തിലൂടെ അദ്ദേഹം കാഴ്ചക്കാരിലെത്തിക്കുന്നത്. ക്യാമ്പ് നടന്ന സ്ഥലത്തു കണ്ട പുഷ്പത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ ക്യാന്‍വാസിലേക്കു പകര്‍ത്തിയ അതുല്യപ്രിയയും പന്ത്രണ്ടുവയസുകാരി ആഞ്ജലിറ്റയും ചിത്രരചനാ ക്യാമ്പിനെ സജീവമാക്കി. കാര്‍പ്പില്‍ സഹകരിക്കാന്‍ സമാന മനസ്‌കരായ പുതുതലമുറ കലാകാരന്‍മാര്‍ വരുന്നത് വലിയ പ്രതീക്ഷയാണു നല്‍കുന്നതെന്നു ഫാ. റോയ് എം തോട്ടം പറയുന്നു ചിത്രരചനയില്‍ പ്രാഗത്ഭ്യം തെളിയിച്ച വൈദികരുടെയും സന്യാസിനികളുടെയും കൂട്ടായ്മയെന്ന നിലയിലാണ് ആരംഭിച്ചതെങ്കിലും. ഇന്ന് അത് സമാന ആശയങ്ങള്‍ പിന്തുടരുന്നവരുടെ കൂട്ടമായി വളര്‍ന്നത് ഞങ്ങള്‍ മുന്നോട്ടുവച്ച ആശയത്തിന്റെ സ്വീകാര്യതയും സത്യസന്ധതയുമാണ് കാണിക്കുന്നത്. കാര്‍പ് ലോകത്തോടു പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്തേണ്ടത് പുതിയ തലമുറയിലാണ്. അതു കൊണ്ടുതന്നെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാപ് (സ്റ്റുഡന്റ് ആര്‍ട് ഫോര്‍ പീസ്) എന്ന കൂട്ടാമയും ആരംഭിക്കുന്നത്. കലയോടു കൂട്ടു ചേര്‍ന്ന കുട്ടികളുടെ കൂട്ടായ്മയാണ് സാപ് സര്‍ഗാത്മകതയുടെ ആനന്ദത്തില്‍ ലയിച്ച്, കുട്ടിത്തത്തിന്റെ നന്മകളെ വളര്‍ത്തിയെടുക്കാനും കാത്തുസൂക്ഷിക്കാനും ഉതകുന്നവിധത്തില്‍ കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയാണു സാപ്പിന്റെ ലക്ഷ്യം. പാലാ രിവട്ടം പിഒസിയിലും കൊല്ലം മുഖത്തലയിലും നടന്ന ക്യാമ്പില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയുണ്ടായി. അത് വലിയ പ്രതീക്ഷകളാണു ഞങ്ങള്‍ക്കു നല്‍കുന്നത്. ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം ഉള്‍ക്കൊള്ളാന്‍ നിരവധിയാളുകള്‍ മുന്നോട്ടു വരുന്നുണ്ട്. ഏറ്റെടുത്തിരിക്കുന്നത് വളരെ വലിയ ദൗത്യമാണെന്നു ഞങ്ങള്‍ക്കറിയാം. അതില്‍ പരമാവധി മുന്നോട്ടു പോവുകയാണു ഞങ്ങളുടെ ലക്ഷ്യം ഫാ. റോയി പറഞ്ഞു നിര്‍ത്തി. അമേരിക്കൻ കവിതയുടെ ആധുനിക വക്താക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ലൂയിസ് ഗ്ലിക്കിനെ തേടി ലോകസാഹിത്യത്തിലെ പരമോന്നത പുരസ്കാരം എത്തിയിരിക്കുന്നു. ഇരുപത്തി അഞ്ചാമത്തെ വയസിലാണ് കവിതയിൽ ലൂയിസ് ഗ്ലിക്കിന്‍റെ അരങ്ങേറ്റം. ദി ന്യൂ അമേരിക്കൻ ലൈബ്രറി പ്രസിദ്ധീകരിച്ച ഫസ്റ്റ്ബോൺ എന്ന കവിതാസമാഹാരത്തിലൂടെ വരവറിയിച്ച ലൂയിസ് ഗ്ലിക്ക് മനുഷ്യന്‍റെ ആന്തരിക സംഘർഷങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. വായിച്ചും കേട്ടും സാധാരണക്കാരുടെ മനസിൽ കയറിക്കൂടിയ മിത്തുകളും ചരിത്രവുമൊക്കെ അടങ്ങുന്ന കാവ്യങ്ങളിലൂടെയാണ് ലൂയിസ് ഗ്ലിക്ക് അമേരിക്കൻ കാവ്യ ലോകത്തിന്‍റെ അതിരുകൾ ഭേദിച്ച് ലോകസാഹിത്യത്തിൽ സ്വന്തമായ ഇരിപ്പിടം തേടിയത്. വ്യക്തിയുടെ അസ്തിത്വപ്രശ്നം ലോകത്തിന്‍റെ ഏതു കോണിലും ഒന്നാണെന്ന് ലൂയിസ് ഗ്ലിക്ക് തന്‍റെ കവിതകളിലൂടെ ലോകത്തോടു വ്യക്തമാക്കിയെന്നാണ് ഭൂരിഭാഗം കാവ്യ നിരൂപകരും വിലയിരുത്തിയത്. ചില നിരൂപകർ വിലയിരുത്തിയതാകട്ടെ ഇങ്ങനെയാണ്. ‘മനുഷ്യന്‍റെ അസ്തിത്വത്തെ ഇനി ദേശവും മതവും സംസ്കാരവും സ്വാധീനിക്കുന്നു എന്നിരിക്കട്ടെ, തന്‍റെ തീക്ഷ്ണമായ കാവ്യഭാഷയിലൂടെ വ്യക്തിയുടെ അസ്തിത്വത്തെ സാർവലൗകികമാക്കി. വ്യക്തികളുടെ അന്യതാബോധത്തിലേക്കും വിഷമസന്ധികളിലേക്കും പ്രകൃതിയിലേക്കും വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്ന കവിതകളാണ് ലൂയിസ് ഗ്ലക്കിന്‍റേത്’. ലൂയിസ് ഗ്ലിക്കിനെ തെരഞ്ഞെടുത്തുകൊണ്ട് നൊബേൽ പുരസ്കാര സമിതി നടത്തിയ വിശേഷണവും നിരൂപകരുടെ ഈ രണ്ടു വാദങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു. 1943 ഏപ്രിൽ 22 ന് ന്യൂയോർക്ക് നഗരത്തിലാണ് ലൂയിസ് ഗ്ലിക്ക് ജനിച്ചത്. ഹംഗറിയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബത്തിലെ രണ്ടാം തലമുറയിലാണു ഗ്ലിക്കിന്‍റെ ജനനം. വെല്ലസ്‌ലി കോളജിൽനിന്നു ബിരുദം നേടിയ ഗ്ലിക്കിന്‍റെ അമ്മ വളരെ ചെറുപ്പത്തിൽതന്നെ ഗ്രീക്ക് പുരാണവും ജോൺ ഒാഫ് ആർക്കിന്‍റെ ജീവചരിത്രവും ഗ്ലിക്കിനെ പഠിപ്പിച്ചിരുന്നു. ഇതിലൂടെയാണ് താൻ സാഹിത്യം ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു പിന്നീട് ഗ്ലിക്ക് തന്നെ ഒരിക്കൽ പറയുകയുണ്ടായി. “സത്യത്തിൽ മാതാപിതാക്കൾ ലോകക്‌ളാസിക് കഥകളും പുരാണങ്ങളും പഠിപ്പിക്കുക വഴി സ്വപ്നം കാണാനാണ് എന്നെ പഠിപ്പിച്ചത്. അത്തരം സ്വപ്നങ്ങളാണ് എന്നെ എഴുത്തിന്‍റെ വഴികളിലേക്കു നയിച്ചതെന്നു നിസംശയം പറയാം’’ എന്നാണ് താൻ സാഹിത്യത്തിന്‍റെ വഴികളിലേക്ക് എത്തിച്ചേർന്നതെങ്ങനെ എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ഗ്ലിക്ക് മറുപടി പറഞ്ഞത്. ബാല്യത്തിൽ ബാധിച്ച അസുഖത്തെ (ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വൈകല്യമായ അനോറെക്‌സിയ നെര്‍വോസ) തുടർന്ന് ലൂയിസ് ഗ്ലിക്കിന്‍റെ പഠനം താറുമാറായിരുന്നു. സാറാലോറന്‍സ് കോളജിലും കൊളംബിയ സര്‍വകലാശാലയിലും ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒരു മുഴുവൻ സമയ വിദ്യാർഥിയായി കോളജിൽ പഠിക്കാനുള്ള അവസരം ഗ്ലിക്കിന് ലഭിക്കാതെപോയതിന്‍റെ കാരണവും മറ്റൊന്നായിരുന്നില്ല. പിന്നീട് 1963-65 കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒാഫ് ജനറൽ എഡ്യുക്കേഷനിൽ കവിതാ പഠനത്തിനു ചേരുകയായിരുന്നു. കവിതയുടെ വഴികളിലൂടെയാണ് തന്‍റെ ജീവിതം എന്ന് ലൂയിസ് ഗ്ലിക്കിനെ ബോധ്യപ്പെടുത്തുന്നതിൽ അവിടത്തെ അധ്യാപകരും കവികളുമായ ലിയോണി ആഡംസും സ്റ്റാൻലി കുനിറ്റ്സും വലിയ പങ്കുവഹിച്ചതായി ഗ്ലിക്ക് പറയുകയുണ്ടായി. “അവർ എന്നെ പഠിപ്പിച്ചത് കവിതയാണ് എന്‍റെ ജീവിതം എന്നാണ്. അവർ കൃത്യമായി എന്നിൽ ഒരു കവിയുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു എനിക്ക് ഇപ്പോഴും അക്കാര്യത്തിൽ വലിയ ബോധ്യമില്ലെങ്കിലും ഞാൻ ഒരു കവിയായിക്കാണണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അവർ നടത്തിയ ചില വിലയിരുത്തലുകളോട് ഞാൻ നടത്തിയ പ്രതികരണത്തിന്‍റെ ഭാഗമായാണ് എന്‍റെ നല്ല കവിതകൾ ജനിച്ചതെന്നു പറയാം’’. ഗ്ലിക്ക് പറഞ്ഞു. ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയ ശേഷം ഏഴു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലൂയിസ് ഗ്ലിക്കിന്‍റെ രണ്ടാമത്തെ സമാഹാരം പുറത്തുവരുന്നത്. ശരിക്കും റൈറ്റേഴ്സ് ബ്ലോക്ക് ആയിരുന്നു ഗ്ലിക്ക് നേരിട്ടത്. ഇക്കാലത്തിനിടയ്ക്കു ജീവിക്കാൻവേണ്ടി നിരവധി ജോലികൾ ഗ്ലിക്ക് ചെയ്തു. 1971ൽ വെർമോണ്ടിലെ ഗോദാർദ് കോളജിൽ കവിത പഠിപ്പിക്കാൻ ചേർന്നു. പിന്നീട് താസവും വെർമോണ്ടിലേക്കുമാറ്റി. ഗോദാർദ് കോളജിൽ കവിതകൾ പഠിപ്പിച്ചിരുന്ന കാലത്ത് ഗ്ലിക്ക് എഴുതിയ കവിതകൾ സമാഹരിച്ച് 1975ൽ ദ ഹൗസ് ഓണ്‍ മാർഷ്‌ലാൻഡ് എന്ന പേരിൽ ദ ഇക്കോ പ്രസ് പ്രസിദ്ധീകരിക്കുകയുണ്ടായി. മാർഷ്‌ലാൻഡാണ് ലൂയിസ് ഗ്ലിക്കിന്‍റെ ബ്രേക്ക് ത്രൂ ആയി നിരൂപകരും അനുവാചകരും വിലയിരുത്തുന്നത്. ദ ഹൗസ് ഓണ്‍ മാർഷ്‌ലാൻഡ് പുറത്തിറങ്ങിയതോടെ അമേരിക്കയിൽ വലിയൊരു സംഘം വായനക്കാരെ സൃഷ്ടിക്കാൻ ഗ്ലിക്കിനായി. ഗ്ലിക്കിന്‍റെ കവിതകൾ നിരവധി വേദികളിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി നിരൂപകർ ഗ്ലിക്കിന്‍റെ കവിതകളെക്കുറിച്ച് പഠനങ്ങൾ എഴുതുകയും ചെയ്തു. പിന്നെയും അഞ്ചു വർഷം വേണ്ടിവന്നു ഡിസെൻഡിംഗ് ഫിഗർ എന്ന കവിതാസമാഹാരം പുറത്തിറങ്ങാൻ. ഡിസെൻഡിംഗ് ഫിഗറിലെ ചില കവിതകളുടെ പേരിൽ വലിയതോതിലുള്ള വിമർശനങ്ങളാണ് ഗ്ലിക്കിന് നേരിടേണ്ടിവന്നത്. പ്രത്യേകിച്ച് സമാഹാരത്തിലെ ദ ഡ്രൗൺഡ് ചിൽഡ്രൻ എന്ന കവിതയാണ് ചില നിരൂപകരെ വിമർശനം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. കവിതയിൽ ഗ്ലിക്കിന്‍റ സമകാലികനായിരുന്ന ഗ്രെഗ് കുസ്മയാണ് ഗ്ലിക്കിനെ വിമർശിച്ചവരിൽ മുന്നിൽ നിന്നത്. ദ ഡ്രൗൺഡ് ചിൽഡ്രൺ എന്ന കവിതയിലൂടെ താനൊരു ശിശു വിദ്വേഷിയാണെന്ന് തെളിയിച്ചുവെന്നാണ് അദ്ദേഹം ഗ്ലിക്കിനെ വിമർശിച്ചത്. എന്നാൽ, വിമർശനങ്ങളൊടൊന്നും പ്രതികരിക്കാൻ ഗ്ലിക്ക് തയാറായില്ല. “എന്‍റെ കവിതകൾ വളരെ നല്ല രീതിയിൽ വായിക്കപ്പെട്ടു. മനസിരുത്തി ആളുകൾ വായിച്ചതുകൊണ്ടല്ലേ അവർ വിമർശിക്കുന്നത്. അതുനല്ലതല്ലേ” എന്നാണ് ഒരിക്കൽ വിമർശനങ്ങളോട് ഗ്ലിക്ക് പ്രതികരിച്ചത്. എൺപതുകളുടെ അവസാനത്തോടെ ലൂയിസ് ഗ്ലിക്കിന്‍റെ കവിതകൾ ലോകസാഹിത്യത്തിൽ ഇടംപിടിച്ചു തുടങ്ങി. ഗ്ലിക്കിന്‍റെ കവിതകൾ നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സ്പെയിനിലും ഫ്രാൻസിലും ഗ്ലിക്കിന്‍റെ കവിതകൾ പ്രചാരം നേടി. ഗ്ലിക്കിന്‍റെ കവിതകളെക്കുറിച്ച് അമേരിക്കയ്ക്കു പുറത്തുള്ള നിരൂപകരും വിലയിരുത്തലുകൾ നടത്തുകയും കവിതകളെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 1990ൽ തന്‍റെ അച്ഛന്‍റെ മരണത്തെ തുടർന്ന് എഴുതിയ കവിതകളുടെ സമാഹാരമായ അരാറാറ്റ് എന്ന സമാഹാരത്തോടെ ഗ്ലിക്ക് ആധുനിക അമേരിക്കൻ കവികളുടെ പട്ടികയിൽ ഇടംപിടിച്ചു. കാൽനൂറ്റാണ്ടിനിടെ ഇറങ്ങിയ ഏറ്റവും ദുഃഖസാന്ദ്രമായ കവിതകൾ എന്നാണ് 2012ൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ നിരൂപണത്തിൽ പ്രമുഖ നിരൂപകൻ ഡ്വൈറ്റ് ഗാർനെർ അരാറാറ്റിനെ വിശേഷിപ്പിച്ചത്. 1992ൽ പുറത്തിറങ്ങിയ ദ വൈൽഡ് ഐറിസ് എന്ന കവിതാ സമാഹാരത്തിലൂടെ ലോകത്താകമാനം മുക്തകണ്ഠമായ പ്രശംസ നേടാൻ ഗ്ലിക്കിനായി. ഒരു പൂന്തോട്ടത്തിലെ പൂക്കൾ തോട്ടക്കാരനുമായി നടത്തുന്ന സംഭാഷണത്തിന്‍റെ രൂപത്തിലെഴുതിയ കവിതയടക്കം ഈ സമാഹാരത്തിലെ കവിതകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവിക ബന്ധത്തെ വളരെ മനോഹരമായ ഭാഷ‍യിൽ അവരിപ്പിച്ചു. ഏകദേശം എഴുപതു ദിവസങ്ങള്‍കൊണ്ട് എഴുതിയ 54 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്ലിക്കിന്‍റെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകവും മറ്റൊന്നല്ല. തനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയായി ഗ്ലിക്ക് തെരഞ്ഞെടുത്തതും ഈ കവിതതന്നെ. 2001 സെപ്റ്റംബർ 11 നടന്ന അമേരിക്കൻ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന നീണ്ടകവിതയും ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു. മാനവികതയെക്കുറിച്ചും സഹനത്തെക്കുറിച്ചും വലിയ സന്ദേശമാണ് ആറു ഭാഗങ്ങൾ നീണ്ട ഈ കവിതയിലൂടെ ഗ്ലിക്ക് ലോകത്തിനു നൽകിയത്. കവിതകൾക്കു പുറമെ കവിതകളെ കുറിച്ചുള്ള നിരവധി പ്രബന്ധങ്ങളും ഗ്ലിക്കിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. പ്രൂഫ്സ് ആൻഡ് തിയറീസ്, അമേരിക്കൻ ഒറിജിനാലിറ്റി എന്നിവ പ്രത്യകപരാമർശം അർഹിക്കുന്നു. അമേരിക്കയിലടക്കം നിരവധി സർവകലാശാലകളിൽ ഗ്ലിക്കിന്‍റെ കവിതകളും കവിതാ പഠനങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1993 ൽ പുലിറ്റ്സർ പുരസ്കാരവും പോയട്ര സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്‌കാരവുമടക്കം സാഹിത്യത്തിലെ പ്രമുഖമായ നിരവധി പുരസ്കാരങ്ങളും ഗ്ലിക്കിനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു റെയില്‍വേ ഭക്ഷണശാലകളില്‍ നിന്ന് മലയാളിയുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്ന് മലയാലികളുടെ പ്രിയ ഭക്ഷണങ്ങള്‍ പുറത്തേക്ക്. പകരം നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി റെയില്‍വേയുടെ പുതിയ മെനു. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും പുതുക്കിയ മെനുവില്‍ ഇല്ല. റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം. കേരളത്തിലെ വിഭവങ്ങള്‍ക്ക് പകരം […]Read More കോഴിക്കോട് നരിക്കുനിയിൽ ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറ് കുട്ടികള്‍ ആശുപത്രിയിൽ Homecalicutകോഴിക്കോട് നരിക്കുനിയിൽ ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറ് കുട്ടികള്‍ ആശുപത്രിയിൽ കോഴിക്കോട് നരിക്കുനിയിൽ ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറ് കുട്ടികള്‍ ആശുപത്രിയിൽ കോഴിക്കോട്. നരിക്കുനി പന്നിക്കോട് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജുള്‍പ്പടെ വിവിധ ആശുപത്രികളിലായി ആറ് കുട്ടികള്‍ ചികിത്സയിലാണ്. നവംബർ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടില്‍ പാർസലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ വിവാഹത്തില് പങ്കെടുത്ത പത്ത് കുട്ടികളെ കഴിഞ്ഞദിവസങ്ങളില്‍ തന്നെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് കുട്ടികള്‍ ആശുപത്രിവിട്ടു. കോട്ടയ്ക്കലിൽ ചങ്കുവെട്ടിയിൽ അഞ്ഞൂറിന്റെ നോട്ടുകൾ ചിതറിയ നിലയിൽ. അതും നടുറോഡിൽ. ഏഴു രാജ്യങ്ങൾക്ക് കൂടി സഊദി പ്രവേശന വിലക്ക് ഏർപ്പെടുത്തി താലികെട്ടിന് മിനിറ്റുകൾക്ക് മുൻപ് മാല ഊരിയെറിഞ്ഞ് വരൻ; പിന്മാറിയ കാരണം കേട്ടതോടെ കല്യാണപന്തലിൽ കയ്യാങ്കളി; പോലീസ് ഇടപെട്ടു. വേങ്ങരയിൽ നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു: കൂടുതലറിയാംKeralafamily The lifestyle portal ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു: കൂടുതലറിയാം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു: കൂടുതലറിയാം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 28വരെയാണ് രണ്ടാംഘട്ടം. ഒരു ട്വീറ്റിലൂടെ ജനങ്ങളുടെ ആവശ്യപ്രകാരം വീണ്ടും സെയില്‍ നടത്തുകയാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക് എന്നിവയുമായാണ് ആമസോണ്‍ സഹകരിക്കുന്നത്. 10ശതമാനം കൂടൂതല്‍ കാഷ്ബാക്ക് കസ്റ്റമേഴ്‌സിന് നല്‍കുകയാണ് ലക്ഷ്യം. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റ് ബാനര്‍ പ്രകാരം ആദ്യഘട്ട സെയിലിലെ നല്ല ഡീലൂകള്‍ ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. ഈ ആഴ്ചയിലെ സെയിലില്‍ പ്രൈം കസ്റ്റമേഴ്‌സിന് നേരത്തെ ആസസ് ലഭിക്കുമോയെന്ന് അറിയിച്ചിട്ടില്ല. സാംസംഗ് ഗാലക്‌സി എ 8+ 23,990രൂപയ്ക്ക് ലഭ്യമാകും സെയിലില്‍. സാധാരണ വിലയില്‍ 2000 രൂപയുടെ എക്‌സ്‌ചേഞ്ച് വിലയും ഉണ്ടാകും. എല്ലാ ദിവസവും 12പിഎമ്മിന് റെഡ്മി 6എ ഫ്‌ലാഷ് സെയില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാവും. തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്ക് 70ശതമാനം രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും സെയിലില്‍. ഒരു വര്‍ഷത്തെ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഉപഭോക്താവിന് ലഭിക്കും. 150ലധികം ബ്രാന്റുകളിലായ 5000 ഉത്പന്നങ്ങള്‍ സെയിലില്‍ ലഭ്യമാകും. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്ക് 30000രൂപ ഡിസ്‌കൗണ്ട് ഓഫറും ലഭ്യമാകും. ക്രേസി ഡീല്‍ ബാനറിലൂടെ 500ലധികം ഉത്പന്നങ്ങളുടെ ഫ്‌ലാഷ് സെയിലും നടത്തുന്നുണ്ട് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍. 22000രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ച് ഓഫര്‍ എല്‍ഇഡി ടിവികള്‍ക്കും ഉപകരണങ്ങള്‍ക്കും ലഭ്യമാകും. Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് മലയാള സാഹിത്യരംഗം ഇന്നു പൊയ്‌മീശക്കാരുടെ കയ്യിലാണു .ചൂരും ചുണയുമുണ്ടായിരുന്ന കാലത്തു ,അക്കാലത്തിന്റെ അഭിരുചികള്‍ അറിഞ്ഞെഴുതി പേരു സമ്പാദിച്ചു പിന്നീടു അത് ദുരുപയോഗം ചെയ്‌തു ഓടസാഹിത്യം എഴുതിക്കൂട്ടി കാശു കൂടുതല്‍ കൊടുക്കുന്ന പ്രസാധകനു വിറ്റു ഭരിക്കുന്നവരെ സേവ പിടിച്ചു അവാര്‍ഡുകള്‍ തരപ്പെടുത്തി പറ്റുന്നതൊക്കെ സിനിമയാക്കി സാഹിത്യത്തിന്റെയും കലയുടെയും കലാകാരന്മാരുടെയും ധര്‍മ്മങ്ങള്‍ മറന്നു ,സമൂഹത്തെ പൊതുവെ ബാധിച്ചിരിക്കുന്ന ദ്രവ്യമോഹത്തിന്റെ അഴുക്കുചാലിലൂടെ പോകുന്ന മിക്ക മുന്‍നിര സാഹിത്യകാരന്മാരെയും പിന്‍പറ്റി ‘ മുഗ്ദ്ധയാം നവോഢയെപ്പോലെയിരിപ്പിവള്‍ മുത്തിയാണു ’ എന്നപോലെ നൂറ്റാണ്ടു പിന്നിട്ട കലാസങ്കേതങ്ങളെ അതേപടി പിന്‍പറ്റി ബഷീറിന്റെ ‘ ബാല്യകാലസഖി ‘ യെ ഓര്‍മ്മപ്പെടുത്തുന്ന റീയലിസവും സെന്റിമെന്‍സും നിറച്ചു ,അവതരണത്തിലും പ്രമേയത്തിലുമൊന്നും എടുത്തുപറയത്തക്ക പുതുമകള്‍ ഒന്നുമില്ലാതെ സാഹിത്യം ചമച്ചു ,മൂക്കില്ലാരാജ്യത്തെ മുറിമൂക്കരായി കടന്നുവരുന്ന പുതുമുഖരും ഭരതന്റെയും ,പത്‌മരാജന്റെയും ഐ വി ശശിയുടെയും സിനിമകളിലേക്കു അവയുടെ കലാമൂല്യത്തിനപ്പുറം ഒരു കാലത്തു നമ്മെ ആകര്‍ഷിക്കാന്‍ എടുത്ത വിപണനതന്ത്രത്തിന്റെ നൂറിരട്ടി തന്ത്രമെടുത്തു പലപ്പോഴും അതിന്റെ ഉള്‍കാമ്പില്ലാഴികയെ മറയ്ക്കുന്ന തരത്തില്‍ പലപ്പോഴും കൃത്രിമമായും ആസൂത്രിതമായും പ്രകോപനങ്ങള്‍ ഉണ്ടാക്കി തര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കി ,ആളുകളെക്കൊണ്ടു പറയിക്കാന്‍ ചൊടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി പക്ഷം തിരിയാന്‍ പ്രേരിപ്പിച്ചു പിന്നീടു ,അമ്മയെയും പെങ്ങളെയും പോലും വെറുതെ വിടുന്നില്ല എന്ന് വ്യസനം ഭാവിച്ചു ,വാവിട്ടുനിലവിളിച്ചു ,സഹതാപം നേടിയെടുത്തു ഇതിനിടയിലും പത്രക്കാര്‍ക്കു പോസ് ചെയ്യുമ്പോള്‍ ചന്ദനക്കുറി തൊടാന്‍ മറക്കാതെ ‘ സമൂഹം പാകപ്പെടുമ്പോള്‍ പ്രസിദ്ധീകരിക്കും ‘ എന്നൊരു ഗംഭീരവാചകമെഴുതി ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടിവന്നതില്‍ ,പ്രസാധകരോടു നിരുപാധികം ക്ഷമ ചോദിച്ചു പിന്‍വലിച്ചു അതിനകം ,അത്തരം വലിയ കോലാഹലങ്ങളിലൂടെ തന്റെ ഉല്പന്നത്തിനു വേണ്ടത്ര വിപണി ഉണ്ടെന്നു ഉറപ്പാക്കി മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കുന്ന പഴയ തന്ത്രം കൂടുതല്‍ മെച്ചത്തില്‍ ഇപ്പോഴും പയറ്റുന്ന വന്‍മടിശീലക്കാരര്‍ പ്രസാധകന്‍ വച്ചുനീട്ടുന്ന പണക്കിഴി കണ്ടു കണ്ണുമഞ്ഞളിച്ചു ,അയാള്‍ക്കതു വില്‍ക്കുന്നതു വഴി നമ്മുടെ സാഹിത്യത്തെയും കലയെയും മൂല്യബോധങ്ങളെയുമൊക്കെ മറിച്ചു വില്‍ക്കുന്ന ഒറ്റുകൊടുക്കുന്ന ‘ പൊയ്‌മീശ വച്ച യൂദാസ്സുകള്‍ നമ്മുടെ സാഹിത്യത്തെയും സമൂഹത്തെയും യാതൊരു രീതിയിലും പോഷിപ്പിക്കാന്‍ വന്നവരല്ല എന്ന തിരിച്ചറിവു വേണം ‘ Next articleമീശ നോവൽ കത്തിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി കവി കുരിപ്പുഴ ശ്രീകുമാർ സജി ആര്‍ ഖത്തറില്‍ ജോലി ചെയ്യുന്നു കോട്ടയം മുണ്ടക്കയം സ്വദേശി. ഭാര്യ ഷീല മക്കള്‍ ആനന്ദ്, അരവിന്ദ് മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം സര്‍ക്കാരിനെ മൂക്കുകയറിടാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല; ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ അവഹേളി Samakalika Malayalam സര്‍ക്കാരിന് മൂക്കുകയറിടാനുള്ള ഒരു നീക്കവും അംഗീകരിക്കില്ല; ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യം: ഉമ്മന്‍ചാണ്ടി തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവര്‍ണര്‍ പദവിക്കുള്ള പരിമിതികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ കേരള ഗവര്‍ണര്‍ തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ നിയന്ത്രിക്കുവാനും മൂക്കുകയറിടുവാനുമുള്ള ഒരു നീക്കവും അംഗീകരിക്കുവാന്‍ സാധിക്കില്ല. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത് നിയമപരമായി തന്നെ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിയമസഭാ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനും കേരളത്തിന്റെ പൊതുവികാരത്തിനും അനുയോജ്യമായ തുടര്‍ നടപടിയാണത്. ചട്ടങ്ങള്‍ പ്രകാരം തീരുമാനം ഗവര്‍ണറെ അറിയിച്ചോ ഇല്ലയോയെന്നത് സര്‍ക്കാര്‍ വിശദീകരിക്കേണ്ട സാങ്കേതിക പ്രശ്‌നം മാത്രമാണ്. അതിന്റെ പേരില്‍ ഗവര്‍ണര്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ജനാധിപത്യ ഭരണക്രമത്തില്‍ ഗവര്‍ണര്‍മാര്‍ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവര്‍ണറുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് പരസ്യമായ വിവാദങ്ങള്‍ ഒഴിവാക്കി നാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗവര്‍ണര്‍ സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൗരത്വ നിയമ ഭേദഗതി കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ നിരാശ: പുതുമുഖഭരണം നേട്ടമാകുമോ, കോട്ടമാകുമോ? ഇതാദ്യമായി കേരളത്തിലെ മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ പുതുനേതൃനിരയെന്ന പിണറായി വിജയന്റെ കാഴ്ചപ്പാട് മന്ത്രിസഭയിലും നടപ്പായി. തെരഞ്ഞെടുപ്പില്‍ പ്രമുഖരെ ഒഴിവാക്കിയതുപോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍. നിപ്പ, കോവിഡ് പോരാട്ട വേദിയില്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങള്‍ വരുമെന്ന ധാരണയുണ്ടായെങ്കിലും രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാകട്ടേയെന്ന തീരുമാനമാണ് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ശൈലജ ടീച്ചര്‍ ഇനി പാര്‍ട്ടി വിപ്പായി പ്രവര്‍ത്തിക്കും. സി പി എം കേന്ദ്ര കമ്മിറ്റിയില്‍ സീനിയോരിറ്റിയുള്ള നേതാവായ, ഭരണമികവ് തെളിയിച്ച ശൈലജ ടീച്ചര്‍ ഒഴിവാക്കപ്പെട്ടതില്‍ പരക്കെ നിരാശയുണ്ട്. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ ഇത്തവണ വിജയിച്ചത്. ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകാത്ത കേരളത്തില്‍ ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കണമെന്നുവരെ ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. നിപ്പ വ്യാപന കാലത്തും ആദ്യ കോവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാള്‍ മുതലും മഹാമാരിയില്‍ കേരളീയ പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ ആര്‍ജ്ജവത്തോടെയുള്ള നേതൃമികവാണ് ശൈലജ ടീച്ചര്‍ പ്രദര്‍ശിപ്പിച്ചത്. രാജ്യാന്തര മാധ്യമങ്ങള്‍ വരെ കരുത്തുറ്റ ഭരണസാരഥിയായി ശൈലജ ടീച്ചറെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ശൈലജ ടീച്ചര്‍ക്ക്, രണ്ടാംമന്ത്രിസഭയിലും ഇടം കിട്ടുമെന്നും, പരക്കെ വിശ്വാസമുണ്ടായിരുന്നു. പാര്‍ട്ടിയിലും മന്ത്രിസഭയിലും കരുത്തുറ്റ വ്യക്തിത്വമായി ഉയര്‍ന്നുവന്ന ശൈലജ ടീച്ചറെ ഒതുക്കുന്നതിന്റെ സൂചനയാണ് ഈ ഒഴിവാക്കലെന്നും രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വിഭാഗം പറയുന്നുണ്ട്. 'പൊന്നുകായ്ക്കണ മരമാണെങ്കിലും വീടിനു മുകളില്‍ വന്നാല്‍ വെട്ടണം, വെട്ടി. അല്ലെങ്കിലും വെട്ടാന്‍ ആരും പഠിപ്പിക്കേണ്ടല്ലോ' എന്നിങ്ങനെ നിരാശയും രോഷവും പലരുടെയും പോസ്റ്റുകളില്‍ പുകയുന്നുണ്ട്്. ഗൗരിയമ്മയും ശൈലജ ടീച്ചറും ചേര്‍ന്നുള്ള ഫോട്ടോകള്‍ക്കൊപ്പം ചരിത്രം ആവര്‍ത്തിക്കുന്നുവെന്ന വിധത്തിലും പലരും കമന്റ് ചെയ്യുന്നുണ്ട് ചരിത്രം കുറിക്കേണ്ടത് അവനാണ്, അവളല്ല. അതുകൊണ്ട് ടീച്ചര്‍ വിശ്രമിക്കട്ടേ എന്നിങ്ങനെ കുറിക്കു കൊള്ളുന്ന അഭിപ്രായപ്രകടനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നി്‌റഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍ എന്ന തീരുമാനം ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചുണ്ട്. എം ബി രാജേഷാകും സ്പീക്കര്‍. പി എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, കെ എന്‍ ബാലഗോപാല്‍, വി. അബ്ദുറഹ്മാന്‍, കെ. രാധാകൃഷ്ണന്‍, ആര്‍. ബിന്ദു, വീണാ ജോര്‍ജ്, വി എന്‍ വാസവന്‍, പി. രാജീവ്, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ മന്ത്രിമാരാകും. സിപിഐയ്ക്കും നാല് പുതുമുഖ മന്ത്രിമാരാണ്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. പി പ്രസാദ്, കെ. രാജന്‍, ജെ, ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവരാണ് സി പി ഐയുടെ മന്ത്രിമാര്‍. ഇതാദ്യമായാണ് മന്ത്രിസഭയില്‍ മൂന്ന് വനിതകള്‍ ഇടം നേടുന്നതെന്നതും ശ്രദ്ധേയമാണ്. പുതിയ നേതൃനിര വളര്‍ത്തിയെടുക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പുതുമുഖ മന്ത്രിസഭയുടെ പ്രവര്‍ത്തനമാണ് ഇനി കേരളം ഉറ്റുനോക്കുക. പ്രവര്‍ത്തന രംഗത്ത് തഴക്കവും പഴക്കവുമുള്ള നേതാക്കള്‍ ഒഴിവാക്കപ്പെട്ടെങ്കില്‍ പോലും പുതുതായി ഉയര്‍ന്നുവന്നിരിക്കുന്നവരും മികച്ച പ്രവര്‍ത്തന പശ്ചാത്തലവും വീക്ഷണങ്ങളും ഉള്ളവരാണ്. സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച്, ജനങ്ങളെ അടുത്തറിയുന്നവര്‍ തന്നെയാണ് പുതിയ മന്ത്രിസഭയിലും ഇടം നേടിയിരിക്കുന്നത്. മന്ത്രി എന്ന നിലയിലുള്ള അനുഭവ സമ്പത്തില്ലെന്നതൊഴിച്ചാല്‍ പുതുമുഖങ്ങള്‍ എല്ലാം തന്നെ ജനസമ്മതി ആര്‍ജ്ജിച്ച വ്യക്തിത്വങ്ങളാണ്. സിപിഎം പോലുള്ള പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനവും കെട്ടുറപ്പും പരിഗണിക്കുമ്പോള്‍ മന്ത്രിപദത്തില്‍ ആദ്യമായെത്തുന്നവര്‍ പോലും മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാന്‍ കെല്‍പ്പുള്ളവരാകും. ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു . “നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “ നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു . “നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു ശുഭം . ഒരു ഉത്തരാധുനിക കഥ പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് . ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002 ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് വെച്ചു അഗ്നിക്കിരയാകുന്നതോടെയാണ് ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് ഇതു ദുഖകരമായ ഒരു സംഭവമാണ് വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന് തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര്‍ സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍ -പക്ഷെ ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍ മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ് മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല. ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ഇസ്ലാമോഫോബിയ വളര്‍ത്താന്‍ സാമ്രാജ്യത്വ സംഘ ഗൂഡാലോചനയാണ് ഗോധ്ര ട്രയിന്‍ അപകടം [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു . ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍ ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട് അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത് ഒരു സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു . അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച് എഴുതിയ ‘Iraq The Borrowed kettle എന്ന കൃതിയില്‍ ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക് ‘മക് ഗഫിന്‍’ എന്താണെന്നു വിവരിക്കുന്നുണ്ട് . രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ് ” “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന്‍ എന്നാലെന്താണ് ” രണ്ടാമന്‍ ആ‍ദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു “ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “ സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ ” “ ഓഹോ എങ്കിലിതൊരു മക് ഗഫിന്‍ ആയിരിക്കില്ല അല്ലെ ” എന്നായി രണ്ടാമന്റെ പ്രതികരണം. മക് ഗഫിന്‍ എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു ഇതേ ആശയം തന്നെയാണ് നമ്മള്‍ ഗോധ്ര ട്രയിന്‍ സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം . ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം . “കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍” ഗോവര്‍ദ്ധന്റെ യാത്രകള്‍ യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത് അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്‍ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു . Reference ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് , ഇറാക്ക് കടം കൊണ്ട കെറ്റില്‍ സ്ലാവോസ് സിസെക് ഒരു മോഡി സീരീസ് എഴുതാന്‍ ഉള്ള പ്ലാനിലാണ് നരേന്ദ്ര മോഡിയെന്ന ആഘോഷ സ്വരൂപം എങ്ങനെയാണ് ആള്‍ക്കൂട്ടത്തിനു ഇത്ര മേല്‍ പ്രിയങ്കരനാകുന്നതെന്നും ,അത് ഹിന്ദു മൌലികവാദത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നും .കഴിഞ്ഞു പോയ ഒരു കലാപത്തിന്റെ മുറിവുകളെ ഉണങ്ങാനനുവദിക്കാത്ത വിധം എന്തിനിത്തരത്തില് ചിന്തിക്കുന്നു എന്ന ചോദ്യം ഉയരുമെന്നറിയാം പക്ഷെ നുണകളും ബില്‍ഡ് അപ്പുകളും കൊണ്ട് ഒരു മനുഷ്യ ദൈവമായി പോകുന്ന ഒരാളെ കുറിച്ച് എന്തെങ്കിലും വാസ്തവമെഴുതണമെന്നു തോന്നി അത്ര തന്നെ പൊതുവേ ഇടതുപക്ഷത്തു നില്‍ക്കുന്നവര്‍ പോലും മോഡിയെ ഉള്ളില്‍ ആരാധിക്കുന്നു. മോഡി കോര്‍പറേറ്റുകളുടെ സൃഷ്ടിയും സാമന്തനുമാണ് എന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ കോര്‍പറേറ്റുകളുടെ ഭാഗം ചേരാനും തയ്യാറാണ്. മോഡി ഒരു വ്യക്തിയല്ല; ഒരു മാനസികാവസ്ഥയാണ് വിഷ്ണു എഴുതിയത് പോലെ ചെയ്തത് മുസ്‌ലിംകള്‍ തന്നെയാണ് എന്നുവന്നാലും അതിന്‍റെ പേരില്‍ ഇങ്ങനെയൊരു വംശീയ ഉന്മൂലനത്തിന് അദ്ധ്യക്ഷം വഹിക്കുന്ന ഭരണാധികാരി ജനാധിപത്യസംവിധാനത്തില്‍ കുറ്റവാളി തന്നെയാണ്. ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് മോഡി സീരീസ് കൊള്ളാം നല്ലത് തന്നെ, തുടരൂ. അങ്ങേരൊരു കുമിളയാണ് പത്രങ്ങളും മോഡിയുടെ മാർക്കറ്റിങ് കുതന്ത്രവും മൂലം വീർത്ത കുമിള സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം ഗുജറാത്ത്‌ കലാപം ആസൂത്രിതം എന്ന് പലയിടത്തും കേട്ടിടുണ്ട്,പക്ഷെ convincing ആയ ഒരു റിപ്പോര്‍ട്ടും കണ്ടിട്ടില്ല പിന്നെ ഇങ്ങനെ മുന്‍കൂട്ടി മുസ്ലിം വീടുകളും കടകളും തിരഞ്ഞു പിടിക്കാന്‍ ബുദ്ധിമുട്ടിന്റെ ആവശ്യം ഇല്ല മുസ്ലിം കൂടുതലും ഒരുമിച്ചു അവരുടെതായ ഒരു സ്ഥലം ഉണ്ടാക്കിയാണ് കണ്ടിട്ടുള്ളത് ഗുജറാത്തില്‍ രണ്ടിടങ്ങളില്‍ ഞാന്‍ ജോലി ചെയ്ത വെളിച്ചത്തില്‍ പറയുന്നത് ഇതിനു ലിങ്കും ഒന്നും ചോദിക്കരുത്.. വംശഹത്യയിലൂടെ ഒരു വിഭാഗത്തിന്റെ സാമ്പത്തികമായ ഉന്മൂലനം എന്നൊരു ദുഷ്ടലാക്ക് കൂടി ഉണ്ടായിരുന്നു എന്ന് കൂടി പറഞ്ഞു കേട്ടിരിക്കുന്നു. അതൊരു പക്ഷെ ഇപ്പോഴത്തെ അവസ്ഥ വെച്ചു ശരിയായിരിക്കാമെന്ന് അനുഭവസ്ഥരും പറയുന്നു. അതിനെയെല്ലാം മറക്കാവുന്ന കോർപ്പറേറ്റ് എന്ന പദം അരങ്ങു വാഴുമ്പോൾ അതിൽ ചോരയുടെ മണം കൂടി ഉണ്ടെന്നു ചിലരെങ്കിലും തിരിച്ചറിയട്ടെ ഈ പോസ്റ്റിലൂടെ. വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു . റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാ എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ . ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് ഓ വി വിജയനല്ല വിജയന്‍ പോലും പലപ് കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമ ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ് കഥയല്ലിതു ജീവിതം ഒരു റിയാലിറ്റി മെഗാഷോ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത് ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തില ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ല എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി ഇന്ത്യയുടെ കരുത്തുറ്റ വനിതക്ക് പത്മ പുരസ്‌കാരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതിക്ക് മേരി അര്‍ഹയായത്. തൊട്ടുപിന്നാലെ രാജ്യമിതാ പദ്മ വിഭൂഷണുമായി മേരിയെ ആദരിച്ചിരിക്കുന്നു. ഇത്തവണ പദ്മ പുരസ്‌കാരത്തിനായി കായിക രംഗത്തുനിന്ന് കേന്ദ്രകായിക മന്ത്രാലയം നിര്‍ദേശിച്ച ഒമ്പതുപേരും വനിതകളായിരുന്നു. അവരില്‍ മേരിയും സിന്ധുവും പദ്മ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഈ ലോകം തന്നെ കീഴടക്കാമെന്നതിന് ഉദാഹരണമായിരുന്നു മേരി കോമിന്റെ ഓരോ മുന്നേറ്റവും.ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള മണിപ്പൂരില്‍ നിന്ന് ഇടിക്കൂട്ടിലെ ഇന്ത്യന്‍ കരുത്തായി മാറി മേരി കോം.2002, 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് മേരി ഇതിന് മുന്‍പ് സ്വര്‍ണം നേടിയിട്ടുള്ളത്. ഇതിനു പുറമെ 2001ല്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. ഇതോടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ മെഡല്‍ നേട്ടം ഏഴായി. ഇതോടെ ആകെ മെഡല്‍ നേട്ടത്തിലും മേരി റെക്കോഡിട്ടു. സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി; 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി Samakalika Malayalam സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി; 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശം പുറത്തിറക്കി ന്യൂഡൽഹി സിബിഎസ്ഇ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ തീരുമാനം. പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. പരീക്ഷകൾ നേരിട്ട് നടത്താനാണ് തീരുമാനം. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ നിന്നും പരീക്ഷകളുടെ തീയതികൾ സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് അറിയാനാകും. നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ തുടങ്ങുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. cbse exam cbse board സിബിഎസ്ഇ പരീക്ഷകൾ സിബിഎസ്ഇ ബോർഡ് പ്ലസ് ടു പരീക്ഷകൾ NATIONAL NEWS latest news സമകാലിക മലയാളം കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75 കരമന സ്വദേശിനി നിര്‍മ്മല (68 പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53 പൂവാര്‍ സ്വദേശിനി അരുണ (58 കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74 കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59 തടിക്കാട് സ്വദേശിനി ഹവാമ്മ (90 കൊല്ലം സ്വദേശിനി രാധ (74 ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55 കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55 കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80 എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85 കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60 ആലുവ സ്വദേശി കെ.വി. സെയ്ദു (73 തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84 അഴീകോട് സ്വദേശി കരീം (66 ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54 മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63 കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68 കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83 കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77 രാമന്തളി സ്വദേശി മെഹമ്മൂദ് (71 ചൊക്ലി സ്വദേശി ദാസന്‍ (78 കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75 കാസര്‍ഗോഡ് പെരുവാത്ത് സ്വദേശിനി ഷംഭാവി (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1306 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര്‍ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര്‍ 355, കാസര്‍ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,062 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10 താന്ന്യം (14, 18 കൊടശേരി (10, 11 നടത്തറ (1, 3, 10, 14 മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26 പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6 കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10 അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11 ചെറിന്നിയൂര്‍ (2 പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13 ആറന്മുള (സബ് വാര്‍ഡ് 18 ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6 കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5 എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11 പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. Sunday Special| ഇന്റര്‍നെറ്റ് കാലത്ത് ഇന്‍ലന്റുമായി 'ഇറ്റാര' കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ പോരാട്ടം ഇന്ന് 13,000 രൂപ ചിലവാക്കി ഒരു ബസ് ഓടിച്ചപ്പോൾ കിട്ടിയത് വെറും 634 രൂപ രൂപ; അത്തരത്തിൽ സർവീസ് നടത്തുന്നത് 66 ബസുകൾ; പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാൻ കൊണ്ടുവന്ന പദ്ധതി പൂട്ടിടുക കെഎസ്ആർടിസിക്ക്; അധികൃതരുടെ ഉട്ടോപ്യൻ പരിഷ്കാരങ്ങളിൽ ഒരു പൊതുമേഖലാ സ്ഥാപനം തകരുന്നത് ഇങ്ങനെ ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ പോരാട്ടം ഇന്ന് 13,000 രൂപ ചിലവാക്കി ഒരു ബസ് ഓടിച്ചപ്പോൾ കിട്ടിയത് വെറും 634 രൂപ രൂപ; അത്തരത്തിൽ സർവീസ് നടത്തുന്നത് 66 ബസുകൾ; പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാൻ കൊണ്ടുവന്ന പദ്ധതി പൂട്ടിടുക കെഎസ്ആർടിസിക്ക്; അധികൃതരുടെ ഉട്ടോപ്യൻ പരിഷ്കാരങ്ങളിൽ ഒരു പൊതുമേഖലാ സ്ഥാപനം തകരുന്നത് ഇങ്ങനെ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ബ്ലാക്ക് മാജിക് ഇപ്പോൾ പ്രോ ഡിസ്പ്ലേ എക്സ്ഡിആർ യുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നു ഞാൻ മാക്കിൽ നിന്നാണ് ബ്ലാക്ക് മാജിക് ഇപ്പോൾ പ്രോ ഡിസ്പ്ലേ എക്സ്ഡിആറുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നു ആപ്പിളുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത് അവരുടെ സ്റ്റോറുകൾ വഴി മാത്രം വിൽക്കുന്ന ബ്ലാക്ക് മാജിക് മാക്കിനായി എക്സ്ക്ലൂസീവ് ഇജിപിയു അവതരിപ്പിച്ചു. യുഎസ്ബി-സി വഴി തണ്ടർബോൾട്ട് 3 കണക്ഷൻ ഉള്ള ഏത് മാക്കിലും ഇതിന് പ്രവർത്തിക്കാനാകും. എന്താണ് സംഭവിച്ചത്, അതിനാൽ നമുക്കെല്ലാവർക്കും മനസ്സിലാകും, ആപ്പിൾ കമ്പ്യൂട്ടറുകൾക്കുള്ള വിറ്റാമിനുകളുടെ ഒരു ഷോട്ട്. മാക് പ്രോയുടെ അതേ സമയം തന്നെ ആപ്പിൾ അവതരിപ്പിച്ച പുതിയ മോണിറ്ററുകളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന തരത്തിൽ ഇപ്പോൾ ഈ ഉപകരണങ്ങൾ അപ്‌ഡേറ്റുചെയ്‌തു.ഇതിന്റെ സ്‌ക്രീൻ ഏത് സ്‌ക്രീനിനേക്കാളും വിലമതിക്കുന്നു, എന്നാൽ എല്ലാ അവലോകനങ്ങളും വിമർശകരും ഇത് ഗംഭീരമാണെന്ന് പറയുന്നു, നോക്കൂ നിങ്ങൾ നോക്കുന്നിടത്ത് ബ്ലാക്ക് മാജിക്, ആപ്പിൾ. അവസാനത്തേതിലേക്കുള്ള സംയോജനം 2013 മാക് പ്രോയെ സിലിണ്ടർ രൂപത്തിൽ ബ്ലാക്ക് മാജിക് ഓർമ്മിപ്പിക്കുന്നു, 2019 മുതലുള്ളതുമായി യാതൊരു ബന്ധവുമില്ല, ഒപ്പം ഒരു ചീസ് ഗ്രേറ്ററുമായുള്ള സാമ്യവും. ഇതിന് ബട്ടണോ കണക്ഷൻ ഫോമോ ഇല്ല. ഞങ്ങൾ ഇത് പവറിലേക്കും മാക്കിലേക്കും കണക്റ്റുചെയ്യുമ്പോൾ ഇത് സജീവമാക്കുന്നു. നിരവധി കണക്ഷൻ പോർട്ടുകളുള്ള ഡിച്ച്, പക്ഷേ അതിന്റെ നേരിട്ടുള്ള തണ്ടർബോൾട്ട് 3 യുഎസ്ബി-സി മാക്കിലേക്കും ബാഹ്യ മോണിറ്ററുകളിലേക്കും കണക്ഷൻ വേറിട്ടുനിൽക്കുന്നു, ഇത് ഒരു ഹബായി ഉപയോഗിക്കാൻ അനുവദിക്കുന്നു ഈ നിമിഷം വരെ, ആപ്പിൾ തന്നെ അതിന്റെ സ്റ്റോറുകളിൽ വിൽക്കുന്ന ശ്രദ്ധേയവും ചെലവേറിയതുമായ ഈ ഉപകരണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഇന്ന് വരെ. പ്രോ ഡിസ്പ്ലേ എക്സ്ഡിആറുമായി അവ പൂർണമായും പൊരുത്തപ്പെടുന്നുവെന്ന് ഞങ്ങൾക്ക് ഇതിനകം പറയാൻ കഴിയും. ഇജിപിയു, ഇജിപിയു പ്രോ മോഡലുകൾ രണ്ടും. ഈ രീതിയിൽ, അടിസ്ഥാന മോഡലും പ്രോയും 3 ഇഞ്ച് പ്രൊഫഷണൽ സ്‌ക്രീനിനെ നേറ്റീവ് ആയി പിന്തുണയ്‌ക്കാത്ത തണ്ടർബോൾട്ട് 32 ഉള്ള മാക്കിന് ആപ്പിൾ പ്രോ ഡിസ്‌പ്ലേ എക്‌സ്‌ഡിആറിന് support ദ്യോഗിക പിന്തുണ നൽകുന്ന രണ്ട് ഓപ്ഷനുകളായി മാറുന്നു. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ഞാൻ മാക്കിൽ നിന്നാണ് » മാക് കമ്പ്യൂട്ടറുകൾ » ആക്സസറികൾ » ബ്ലാക്ക് മാജിക് ഇപ്പോൾ പ്രോ ഡിസ്പ്ലേ എക്സ്ഡിആറുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നു നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. ഓസ്ട്രേലിയയിലെ വിനാശകരമായ തീപിടുത്തങ്ങൾക്ക് ആപ്പിൾ സംഭാവന ഗെയിമുകൾ കളിക്കാൻ ഒരു മാക്ബുക്ക് അല്ലെങ്കിൽ ഐമാക്? കാഴ്ചയിൽ പുതിയ ശ്രുതി ആപ്പിളിലെയും മാക്കിലെയും ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. കണ്ണൂരില്‍ വീടിന്റെ മച്ച് തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. പൊടിക്കുണ്ട് കൊയിവീട്ടില്‍ വസന്ത (60) യാണ് മരിച്ചത്. മകന്‍ ഷിബുവിന് പരിക്കേറ്റു. മച്ച് നിര്‍മിച്ച മരംകൊണ്ടുള്ള ബീമും മണ്ണും മുകള്‍ നിലയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വസന്തയുടെ മേലെ പതിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും വസന്ത മരിച്ചിരുന്നു. സീലിങ്ങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകമുണ്ടായത്. മരത്തിന്റെ ബീം ഉപയോഗിച്ചുണ്ടാക്കിയ സീലിങ് തകര്‍ന്നുവീഴുകയായിരുന്നു. സീലിങ് തകര്‍ന്നതോടെ മുകളിലത്തെ നിലയിലെ കട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ വസന്തയുടെ മേലേക്ക് വീണു. മുകളിലെ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. ഷിബുവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്ക് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഷിബുവിനെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തിയെങ്കിലും കുടുങ്ങിപ്പോയ ബീമും മണ്ണും ഉള്‍പ്പെടെ പതിച്ചതിനാല്‍ വസന്തയെ രക്ഷിക്കാനായില്ല. അവശിഷ്ടങ്ങള്‍ നീക്കി വസന്തയെ പുറത്തെടുക്കാനും ഫയര്‍ഫോഴ്‌സും പൊലീസും നന്നേ പാടുപെട്ടു. മണ്ണും മറ്റും വീണ് വാതില്‍ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്പേഴേക്കും വസന്ത മരിച്ചിരുന്നു. 50 വര്‍ഷത്തിലധികം പഴക്കമുള്ള വീട്ടിലെ മച്ചിന്റെ മരംകൊണ്ടുള്ള ബീം ദ്രവിച്ചതാണ് തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രാമപുരത്ത് കാറും .ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്ക് പാലാ:രാമപുരത്ത് കാറും ,ബൈക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.രാമപുരം അമ്പലം ജങ്ഷനും ,പോലീസ് സ്റ് പാലയ്ക്കടുത്ത് പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം ഹൈവേയിൽ മുഴുവൻ നോട്ട് കെട്ടുകൾ കിട്ടിയവർ, കിട്ടിയവർ വാരിയെടുത്തു കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം ചില വീടുകളുടെ ഭിത്തി വിണ്ടുകീറി ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അമ്പാറ നിരപ്പേൽ പുതുപ്പറമ്പിൽ റോസമ്മയാണ് തൂങ്ങി മരിച്ചത്. വൈകിട്ടോട കാമുകനെ കാത്തിരുന്ന യുവതി നിരാശയായി പിന്നെ കാട്ടിക്കൂട്ടിയതൊക്കെ സിനിമയെ വെല്ലുന്ന രീതിയിൽ പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു പാലക്കാട്-മുണ്ടക്കയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇടനാട് ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു പാലാ :ഇടനാട്: ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ ഒരു രാത്രി മുഴുവൻ നാടിനെ നടുക്കി :കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി പാലാ :ഒരു രാത്രി മുഴുവനും,നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുക്കം ശാന്തമായ സമാപനമായി.ഇന്നലെ വൈകിട്ടോടെ കെഴ ലോക്കി എ എ എക്സിബിഷനിൽ പങ്കെടുക്കും, നിങ്ങൾക്ക് ലോക്കിയെ കാണാനും സംസാരിക്കാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ആഴത്തിലുള്ള വിശ്വാസവും സൗഹൃദവും വളർത്തിയെടുക്കാം, ഏതൊരു സുഹൃത്തിനും ലോക്കി കെയറുകൾ. ജർമ്മനി 2019 ലെ ഡ്യൂസെൽഡോർഫിലെ അന്താരാഷ്ട്ര സുരക്ഷാ, ആരോഗ്യ ഉൽപ്പന്ന പ്രദർശനം എന്നറിയപ്പെടുന്ന A A 2019 2019 നവംബർ 5 മുതൽ 8 വരെ നടക്കും. A A എന്നത് ജർമ്മനിയിലെ ഡ്യൂസെൽഡോർഫ് എക്സിബിഷൻ കമ്പനി സംഘടിപ്പിച്ച ഒരു ദ്വിവത്സര എക്സിബിഷനാണ്. ലോകപ്രശസ്ത തൊഴിൽ സംരക്ഷണ ഉൽപ്പന്ന പ്രദർശനം. ജർമനിയിലെ ഡസ്സൽ‌ഡോർഫ് എക്സിബിഷൻ കമ്പനിയാണ് എ എ സംഘടിപ്പിക്കുന്നത്, ഇത് ലോകത്തിലെ മികച്ച പത്ത് എക്സിബിഷൻ കമ്പനികളിലൊന്നാണ്, കൂടാതെ ഓരോ വർഷവും ഡസൻ കണക്കിന് പ്രൊഫഷണൽ എക്സിബിഷനുകൾ നടത്തുന്നു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സുരക്ഷ, ആരോഗ്യ മേഖലയിലെ പ്രൊഫഷണൽ എക്സിബിഷനുകളിലൊന്നാണ് എ എ. ജർമ്മനിയിൽ എ എ ലേബർ ഷോയ്ക്ക് പുറമേ, ടർക്കിഷ് ലേബർ ഷോ, സിംഗപ്പൂർ ലേബർ ഷോ, ഇന്ത്യൻ ലേബർ ഷോ, ചൈന ലേബർ ഷോ എന്നിവ ഹാംഗ്ഷ ou വിലും ഡസൽഡോർഫ് ആതിഥേയത്വം വഹിച്ചു. “ലോകത്തിലെ ഒന്നാം നമ്പർ എക്സിബിഷൻ പവർ” എന്ന നിലയിൽ, ശക്തമായ പ്രൊഫഷണലിസം, ശക്തമായ ആകർഷണം, ഉയർന്ന ജനപ്രീതി, ഉയർന്ന അന്താരാഷ്ട്ര തലം എന്നീ നാല് സവിശേഷതകളാൽ ജർമ്മനിയുടെ എക്സിബിഷൻ വ്യവസായം ലോകവ്യാപകമായി പ്രശസ്തി നേടുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വ്യവസായ കേന്ദ്രങ്ങളിലൊന്നായ ജർമ്മനിയും യൂറോയും ഉൽ‌പാദന സുരക്ഷയുടെ ഭരണപരവും നിയമപരവുമായ മേൽനോട്ടത്തിന് വളരെ പ്രാധാന്യമർഹിക്കുന്നതിനാൽ, എന്റർപ്രൈസ് വർക്കർ സുരക്ഷാ പരിരക്ഷാ അവബോധം വളരെ ശക്തമാണ്, വ്യാവസായിക ഉൽ‌പാദനം, പരിസ്ഥിതി സംരക്ഷണം, തൊഴിൽ സുരക്ഷ ആരോഗ്യം, ഉൽ‌പാദന പ്രക്രിയയിലെ സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ തൊഴിലാളികളുടെ സമവായം നേടിയിട്ടുണ്ട്. ഉൽ‌പാദന പ്രക്രിയയിൽ‌ തൊഴിലാളികളുടെ ജീവിത സുരക്ഷയും ശാരീരിക ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥയാണ് തൊഴിൽ സംരക്ഷണ ഉൽ‌പ്പന്നങ്ങൾ‌. അവരുടെ ഗുണനിലവാരം തൊഴിലാളികളുടെ ആരോഗ്യവും ജീവിത സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന നിലവാരമുള്ള സുരക്ഷയ്ക്കും തൊഴിൽ സംരക്ഷണ ഉൽ‌പ്പന്നങ്ങൾക്കും യൂറോ വിപണിയിൽ വിശാലമായ പ്രതീക്ഷയുണ്ട്. വിലാസം:ബിൽഡിംഗ് ഡി, ടാങ്‌സിയ ഇൻഡസ്ട്രിയൽ സോൺ, നോർത്ത് ബൈക്സിയാങ് ട Town ൺ, യുയിക്കിംഗ്, സെജിയാങ്, ചൈന. തപാൽ: 325603 വ്യാജ അഭിഭാഷകന്റെ കൈവശം ബി.ജെ.പി സി.ബി.ഐ. ലോഗോയുള്ള വിസിറ്റിംഗ് കാർഡ് വ്യാജ അഭിഭാഷകന്റെ കൈവശം ബി.ജെ.പി സി.ബി.ഐ. ലോഗോയുള്ള വിസിറ്റിംഗ് കാർഡ് ബിജെപി, സിബിഐ ലോഗോയുള്ള ഒന്നിലധികം വിസിറ്റിംഗ് കാർഡുകളും മറ്റ് രസീതുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു പശ്ചിമ ബംഗാളിലെ സിബിഐ അഭിഭാഷകനും സംസ്ഥാന സ്റ്റാൻഡിംഗ് അഭിഭാഷകനുമാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ വ്യാജ അഭിഭാഷകൻ സനാതൻ റോയ് ചൗധരിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സനാതൻ റോയ് ചൗധരിയുടെ പക്കൽ നിന്നും നിരവധി വ്യാജ രേഖകൾ പൊലീസ് കണ്ടെടുത്തു. ഇത് സംബന്ധിച്ച വിവരങ്ങൾ ബിജെപിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും അന്വേഷിച്ച് അറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കൊൽക്കത്ത പൊലീസ് നടത്തുന്നത്. ബിജെപി, സിബിഐ ലോഗോയുള്ള ഒന്നിലധികം വിസിറ്റിംഗ് കാർഡുകളും മറ്റ് രസീതുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നും ബിജെപിയിൽ നിന്നും വിവരങ്ങൾ തേടി കത്തയ്ക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഇക്കഴിഞ്ഞ ജൂലൈ 5ന് സിബിഐയുടെ പ്രത്യേക സ്റ്റാൻഡിംഗ് കൗൺസിലറായി ഇയാള്‍ പ്രത്യക്ഷപ്പെടുകയും ആ പേരില്‍ ആളുകളിൽ നിന്ന് പണം തട്ടുകയും ചെയ്തതിനെത്തുടര്‍ന്നാണ്‌ റോയ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ മാൻഡെവിൽ ഗാർഡനിലെ ഒരു വസ്തു, ഉടമയുടെ സമ്മതമില്ലാതെ തന്നെ ഒരു പ്രൊമോട്ടർക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടർന്നുണ്ടായ അന്വേഷണത്തിന്റെ ഭാഗമായി ഇയാളിൽ നിന്ന് കണ്ടെടുത്ത രേഖകളുടെ ആധികാരികത പരിശോധിക്കാനാണ്‌ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അതോടൊപ്പം റോയ് ചൗധരി, തന്റെ ഔദ്യോഗിക ആശയ വിനിമയത്തിനായി ഉപയോഗിച്ച രണ്ട് ഇമെയിൽ ഐഡികളും കൊൽക്കത്ത പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ഐഡികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പോലീസ് അവ സൈബർ ടീമിന് കൈമാറി. റോയ് ചൗധരിയുടെ വരുമാനത്തിന്റെ സ്രോതസ്സ് കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. റോയ് ചൗധരി ഒന്നിലധികം തവണ ലണ്ടൻ, ജോഹന്നാസ്ബർഗ്, ടോക്കിയോ എന്നിവയുൾപ്പെടെ പല വിദേശ നഗരങ്ങളിലും സന്ദർശനം നടത്തിയിട്ടുള്ളതായി പോലീസിനോട് വ്യക്തമാക്കി. ഇയാൾക്ക് വിദേശ രാജ്യങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടോയെന്ന് അറിയാനും പോലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ “ബ്രിക്സ്” എന്ന് എഴുതിയിരിക്കുന്ന ഒരു വേദിയിൽ റോയ് ചൗധരി നില്‍ക്കുന്ന ഒരു ചിത്രം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ സർക്കാരുകളുടെ തലവൻമാരാണ്‌ ബ്രിക്സ് അന്താരാഷ്ട്ര സമ്മേളനത്തിൽ സാധാരണ പങ്കെടുക്കുക. ലോക വിപണിയില്‍ വളർന്നുവരുന്ന പ്രമുഖ ശക്തികളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങലുടെ കൂട്ടായ്മയുടെ ചുരുക്കപ്പേരാണ് ബ്രിക്സ്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കേസുകളിൽ റോയ് ചൗധരിക്ക് പങ്കുണ്ടോയെന്നും മറ്റേതെങ്കിലും കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. വ്യാജ അഭിഭാഷകന്റെ കൈവശം ബി.ജെ.പി സി.ബി.ഐ. ലോഗോയുള്ള വിസിറ്റിംഗ് കാർഡ് Arrest| അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ സംശയരോഗത്താൽ ഭാര്യയെ വെട്ടിക്കൊന്ന് പായയിൽ പൊതിഞ്ഞുവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ Rape പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍ പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ച സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു; വീട്ടിൽ കയറി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി പെൺകുട്ടിയുടെ അച്ഛന് അയച്ചു Honour killing| ഗർഭിണിയായ സഹോദരിയെ അമ്മയ്ക്കൊപ്പം ചേർന്ന് കഴുത്തറുത്ത് കൊന്ന കൗമാരക്കാരൻ സെൽഫിയെടുത്തു പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി 'ഐ ആം ബാബറി' ബാഡ്ജ് ധരിപ്പിച്ചെന്ന് പരാതി Sandeep Murder സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍; വധഭീഷണിയുള്ളതായി ജിഷ്ണു വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌ ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ ഒളിവില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ് IDSFFK 2021| രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള വ്യാഴാഴ്ച മുതൽ; സ്ഥിരം വേദിയിൽ മാറ്റം Covid 19| സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കോവിഡ്; 28 മരണം Viral Video വിവാഹം കുളമാക്കി മുൻ കാമുകൻ; വരന്റെ മുന്നിൽ വച്ച് വധുവിനെ 'സിന്ദൂരം' ചാർത്തി Discrimination on Social Network| അമേരിക്കയിൽ കറുത്ത വര്‍ഗ്ഗക്കാരായ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വരുമാനം കുറവെന്ന് പഠനം Arrest| അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം അതു പ്രവര്‍ത്തിക്കുന്നില്ലേ റോയല്‍റ്റി 10,000രൂപയില്‍ കുറഞ്ഞാല്‍കഥകള്‍ കൊടുക്കാറില്ലെന്ന് ഒരിക്കല്‍ മാധവിക്കുട്ടി പറഞ്ഞിരുന്നു ഒരു പൂജ്യം കൂടി ചേർത്താൽ ഒരു വിധം ഒപ്പിയ്ക്കാം ഏയ് അതുവേണ്ട മാധവിക്കുട്ടിയേക്കാളും വലുതാണ് എന്ന ഭാവമൊന്നും എനിക്കില്ല പിന്നെ പൂജ്യത്തിന് ഇത്ര വില കുറഞ്ഞകാര്യം ഞാന്‍ അറിഞ്ഞതുമില്ല. രൂപയുടെ മൂല്യം ദിനംപ്രതി താഴോട്ട് പോവുന്ന കാര്യമൊന്നും അറിയുന്നില്ലേ? പിന്നെ റോയല്‍റ്റിയുടെ കാര്യത്തിൽ അഡ്മിനല്ലേ അവസാനവാക്ക് പറയേണ്ടത് അറിയാം. അത് ഗള്‍ഫുകാരല്ലേ ആദ്യം അറിയുന്നത് റോയല്‍റ്റി ഇല്ലാത്ത കൃതികള്‍ ഇവിടെ കൊടുത്താല്‍ മതിയല്ലോ! അപ്പോള്‍ പ്രശ്നം ഇല്ലല്ലോ റോയല്‍റ്റി ഇല്ലാതാവുന്നത് 50 വര്‍ഷം കഴിയുമ്പോഴല്ലേ ഭാഗികമായേ ശരിയാകൂ. റോയല്‍റ്റി ഇല്ലാതാകുന്നത് രചയിതാവിന്റെ മരണശേഷം അമ്പത് വര്‍ഷം കഴിഞ്ഞാണ് കൃതി എഴുതിയതിന് ശേഷമല്ല അതു വരെ കര്‍ത്താവിന്റെ കുടുംബാങ്ങള്‍ക്കാണ് (അല്ലെങ്കില്‍ അതു പോലെ നിയമപരമായി അവകാശമുള്ളവര്‍) റോയല്‍റ്റി. റോയല്‍റ്റി വേണ്ടാത്ത വല്ല കഥകളും ഇവിടെ കൊടുക്കാമല്ലോ. ഞാനൊരു കഥയില്ലാത്തവനാണെന്ന് എല്ലാവരും പറയുന്നു. അതു കൊണ്ട് വിമര്‍ശനം നടത്താനാണിഷ്ടം. B-) കഥയും കവിതയും മാത്രമല്ല സാഹിത്യം. അനുഭവങ്ങളെഴുതൂ, യാത്രാവിവരണങ്ങളെഴുതൂ, നര്‍മ്മ ഭാവനകള്‍ പങ്കു വെയ്ക്കൂ അങ്ങനെ റോയല്‍റ്റി നിയമം അറിയാന്‍ കഴിഞ്ഞു. ഇനി എഴുത്തുതുടങ്ങാം ഇനി ഈ കടുംകൈയും ഞാന്‍ തന്നെ ചെയ്യേണ്ടി വരുമോ ? പാവം കിടന്ന് ഉറങ്ങട്ടേന്നേ ഇന്നലെ ഷൂട്ടിംഗ് കാരണം ഉറങ്ങിക്കാണില്ല എല്ലാവരും എഴുതും എഴുതും എന്നു ഭീഷണിപ്പെടുത്തുന്നതല്ലാതെ ഒന്നും കാണുന്നില്ലല്ലോ W ഞാന്‍ തന്നെ ചില കടുംകൈകള്‍ ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു ആരും എഴുതിയില്ലെങ്കില്‍ ഒരാഴ്ചക്കകം ഞാനൊരെണ്ണം എഴുതും അടുത്തുതന്നെ ഒരു യാത്രാക്കുറിപ്പു പ്രസിദ്ധീകരിക്കുന്നതാണ്. നിങ്ങളുടെ കോപ്പികള്‍ - ഒന്നുമില്ല സമയം കിട്ടുമ്പോള്‍ വായിക്കുക അത്ര തന്നെ. പുതിയ അപ്പാര്ട്ട്മെന്റിലെക്ക് താമസം മാറാനുള്ള തിരക്കിലായിരുന്നു ഞാന്‍. കുറച്ചു ദിവസമായി അവധിയെടുത്ത് രാവിലെ മുതല്‍ രാത്രി വരെ പുതിയ അപ്പാര്ട്ട്മെ ന്റില്‍ തന്നെയാണ്. ചെറിയ ചെറിയ പണികള്‍ തീര്ത്ത് കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത്‌ ഒരു മാസം കൂടി വാടക കൊടുക്കേണ്ടി വരുമെന്നതിനാല്‍ എങ്ങനെയെങ്കിലും അതെല്ലാം തീര്ക്കാ ന്‍ ഞാന്‍ ഓടി നടക്കുകയാണ്. ഷിഫ്റ്റ്‌ ചെയാനുള്ള ദിവസത്തിന്റെ തലേന്ന്‍ പതിവിലധികം വൈകി. രാത്രി ഏതാണ്ട് എട്ടരയായിക്കാണണം. പുതിയ സ്ഥലത്ത് നിന്നും വാടകവീട്ടിലേക്ക് തിരിക്കുന്നതിനു തൊട്ടു മുമ്പ്‌ പതിവ് പോലെ ഞാന്‍ വീട്ടില്‍ വിളിച്ച് കളത്രത്തിന് അന്ന് നടന്ന പണികളുടെ ഒരു ലഘുവിവരണം നല്കി്. ബൈക്കിലോട്ടു കയറി സ്റാര്ട്ടാ ക്കിയപ്പോഴാണ് ഒരു കാര്യമോര്ത്ത ത്. നാളെ വെളുപ്പിനെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശമാണ്. വല്ലതും മേടിക്കാനുണ്ടോ ആവോ? ഗണപതി പൂജയ്ക്കുള്ള പൂക്കളോ മറ്റോ വേണമെങ്കില്‍ പോകുന്ന വഴിക്ക്‌ വാങ്ങാം. എന്റെ വീട്ടിലെ ചടങ്ങുകള്ക്കാ യി പെരുമഴയത്ത് രാത്രി ഒമ്പതരയ്ക്ക് ഹോസ റോഡ്‌ മാര്ക്കവറ്റില്‍ നിന്നും ഞങ്ങളൊരുമിച്ചാണ് പൂക്കള്‍ മേടിച്ചതാണ് അതും പെരുമഴയത്ത്) അങ്ങനെ വല്ല സഹായവും വേണമെങ്കിലോ? ഒരേ ഓഫീസില്‍ പണിയെടുക്കുന്ന (ചുമ്മാതിരിക്കുന്ന) ഞങ്ങള്‍ അഞ്ചാറു പേര്‍ ഒരുമിച്ചാണ് വീട് വാങ്ങാനിറങ്ങിയതും അവസാനം ഓരോരുത്തിടത്ത് തല വെച്ച് കൊടുത്തതും.അതിനാല്‍ ഗൃഹപ്രവേശനച്ചടങ്ങുകളും ഏതാണ്ട് ഒരേ സമയത്തായി വന്നു ചേര്ന്നു ഈ പറഞ്ഞ സുഹൃത്താകട്ടെ എന്റെ വീട്ടിലെ ചടങ്ങുകള്ക്ക് ആദ്യാവസാനം തന്റെ പനി വക വെയ്ക്കാതെ കൂടെയുണ്ടായിരുന്നു താനും (അതിനു പകരമായി ഒരു കറുത്ത പട്ടിയെ ശാപ്പിട്ടെങ്കിലും). വിളിച്ചപ്പോള്‍ അവന്‍ ഓഫീസില്‍. അവനു പൂവൊന്നും വേണ്ട. പകരം വേണ്ടത്‌ ഒരു ഫോട്ടോ. എന്റെയല്ല, ഏതെങ്കിലും ദൈവത്തിന്റെ. ബാച്ചിയായതിനാല്‍ ഇത്തരം സാധങ്ങള്‍ സ്റ്റോക്കില്ല. ഏതു ദൈവത്തിന്റെ വേണമെന്നവനും വലിയ ഐഡിയ ഒന്നുമില്ല (എനിക്കും വലിയ കുഴപ്പമൊന്നുമില്ലാത്ത ആരെങ്കിലും മതിയെന്നായി അവന്‍. എന്ന് വെച്ചാല്‍ ശിവന്‍ തുടങ്ങിയ ഉഗ്രമൂര്ത്തി കളും കൃഷ്ണനെപ്പോലുള്ള അല്പം വശപ്പിശകുള്ളവരും (അല്ലെങ്കിലും ഞങ്ങള്‍ ആണുങ്ങള്ക്ക് പുള്ളിക്കാരനെ അത്ര പഥ്യമല്ല. അസൂയയായിരിക്കും) വേണ്ട. ലക്ഷ്മിയോ ഗണപതിയോ മതിയെന്നു പെട്ടെന്ന് തീരുമാനമായി. അടുത്ത കാര്യത്തിനാണ് തീരുമാനമാകാത്തത്. ഈ രാത്രി എവിടെ നിന്ന് വാങ്ങും? മാറത്തഹള്ളിയില്‍ ഒരു കൈ നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ ഒരു അമ്പലത്തിനോടടുത്ത് ഒരു ചെറിയ മാര്ക്ക റ്റ്‌ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അവിടെത്തുമ്പോള്‍ ഒരു ഒമ്പതരയാകും. കിട്ടിയില്ലെങ്കില്‍ തത്കാലം എന്റെ വീട്ടിലിരിക്കുന്ന ദൈവങ്ങളെ കടം കൊടുക്കാം. "അമ്പത്‌ പറഞ്ഞു കഴിഞ്ഞപ്പോള്‍ തോന്നി മുപ്പത്‌ പറഞ്ഞാല്‍ മതിയായിരുന്നെന്ന്‍. പോട്ടെ. വേറെ കടയൊന്നും ഇപ്പോള്‍ തുറന്നിരിപ്പുണ്ടാകാന്‍ ഒരു സാധ്യതയുമില്ല. ഞാനാകട്ടെ ആകെ ക്ഷീണിതനും. "എണ്പ‍ത്" വീണ്ടും അവന്‍ പത്ത്‌ കുറച്ചു. അവസാനം എഴുപത് രൂപയില്‍ കച്ചവടം ഉറപ്പിച്ചു. ആവശ്യം എന്റെയായി പോയില്ലേ? ഈ രാത്രിയില്‍ ഇനി എവിടെ പോകാന്‍? പേഴ്സില്‍ നിന്നും ഒരു നൂറു രൂപ നോട്ടെടുത്ത്‌ കൊടുത്തപ്പോള്‍ അവന്റെ കയ്യില്‍ ചില്ലറയില്ല. പെട്ടിയും പൂട്ടി മുതലാളി പുറത്ത് പോയിരിക്കുകയാണത്രെ. ചില്ലറ തപ്പി അവന്‍ തന്നെ അടുത്തുള്ള കടകളിലേക്ക് പോയി. ഫോട്ടോ ഭദ്രമായി എന്റെ സന്തതസഹചാരിയായ ബാഗിലാക്കി ഞാന്‍ കൌണ്ടറില്‍ കാത്തു നിന്നു. അപ്പോഴേക്കും കടയുടെ മുതലാളി തിരിച്ചെത്തി. എഴുപത് രൂപയ്ക്ക് ഫോട്ടോ മേടിച്ച കാര്യം ആരോടും പറയില്ലെന്ന്‍ ഞാന്‍ തീരുമാനിച്ചു. മനുഷ്യന് അഭിമാനമല്ലേ വലുത്? പക്ഷെ അഞ്ച് മിനിറ്റു കഴിഞ്ഞിട്ടും പോയവന്റെ പൊടി പോലുമില്ല. മുങ്ങിയോ? ഇനി അവന്‍ ശരിക്കും ഈ കടയിലുള്ളവനല്ലേ? എന്റെ ചിന്തകള്‍ കാടു കയറിത്തുടങ്ങിയപ്പോഴേക്കും ഭാഗ്യത്തിന് അവന്‍ തിരിച്ചെത്തി ആ സന്തോഷവാര്ത്ത എന്നെ അറിയിച്ചു. എങ്ങും ചില്ലറയില്ലത്രെ. നൂറു രൂപാ നോട്ട് മുതലാളിക്ക് കൈ മാറി ഫോട്ടോ വിറ്റ കാര്യവും എനിക്ക് 30 രൂപ തിരിച്ചു കൊടുക്കുന്ന കാര്യവും അദ്ദേഹത്തെ ഏല്പ്പിംച്ച് ഞാന്‍ ഈ നാട്ടുകാരനല്ല എന്ന ഭാവത്തില്‍ അവന്‍ പതിയെ സ്ഥലം കാലിയാക്കി. 70 രൂപയ്ക്ക് ഫോട്ടോ മേടിച്ച അത്ഭുതജീവിയെ ഒന്നു നോക്കിയിട്ട് അയാള്‍ മേശ തുറന്ന് മൂന്ന്‍ പത്ത് രൂപാ നോട്ടെടുത്ത് എന്റെ കയ്യില്‍ തന്നു. അതു വാങ്ങി ഞാന്‍ പേഴ്സിലിട്ടപ്പോഴേക്കും മേശപ്പുറത്ത് കിടന്ന മഹാലക്ഷ്മിയുടെ ഫോട്ടോ അദ്ദേഹം ഒരു കൂടിലാക്കിക്കഴിഞ്ഞു. അതും എന്നെ ഏല്പിച്ചു. കയ്യില്‍ വരുന്ന മഹാലക്ഷ്മിയെ തട്ടിക്കളയരുതെന്ന മുതിര്ന്നപവരുടെ ഉപദേശം ശിരസാ വഹിച്ച് ഞാന്‍ പതുക്കെ സ്ഥലം വിട്ടു. രാത്രിക്കു തന്നെ ഫോട്ടോ ഏല്പ്പി ക്കാന്‍ ഓഫീസിലേക്കു പോകും വഴി എനിക്കൊരേയൊരു കണ്ഫ്യൂസഷനെ ഉണ്ടായിരുന്നുള്ളൂ ബാഗില്‍ ഇരിക്കുന്ന ഗണപതിയും ലക്ഷ്മിയും ചേര്ന്നുിള്ള ഫോട്ടോ അവനു കൊടുക്കണോ അതോ ഇപ്പോള്‍ കിട്ടിയ മഹാലക്ഷ്മിയുടെ ചിത്രം കൊടുത്താല്‍ മതിയോ? വല്ല അക്ഷരതെറ്റുകളും വ്യാകരണത്തെറ്റുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം. അവരെ പ്രൂഫ് റീഡര്‍മാരായി അംഗീകരിക്കുന്നതായിരിക്കും ഇനി രക്ഷയില്ല. അഡ്മീ നേ കാപ്പാത്തണേ വല്ല അക്ഷരതെറ്റുകളും വ്യാകരണത്തെറ്റുകളും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം അവരൊന്നും ഈ വഴിക്ക് വരാറില്ല വിവേകേ ! 96 മുതല്‍ 01 വരെ ഞാന്‍ മുരുകേഷ് പാളയത്തായിരുന്നു താമസം . കൂട്ടുകാരന് ഏത് ഫടം അല്ല, പടം കൊടുത്തൂ? ആവിഷ്കാര സ്വാതന്ത്രം! അതില്‍ തുടരുത്. ജിജ്ഞാസ ഉണ്ടെങ്കില്‍ അല്ലേ ഒരു രസം. പ്രൂഫ്‌റീഡറാകാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല ഇപ്പോള്‍ തെറ്റുണ്ടോ എന്ന് ഒരു സംശയം ജനിപ്പിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് വിശ്വസിക്കുന്നു) അക്ഷരത്തെറ്റുകള്‍ വേഡില്‍ നിന്നും copy-paste ചെയ്തപ്പോള്‍ ഉണ്ടാകുന്നതാണ്. font വ്യത്യാസമായിരിക്കും. original file ലില്‍ തെറ്റൊന്നുമില്ല. വ്യാകരണം, ഭാഷാദോഷങ്ങള്‍ തുടങ്ങിയവയൊക്കെ കാണിച്ചു തന്നാല്‍ ജലജേച്ചിക്ക് എഡിറ്റര്‍ ആയി സ്ഥാനക്കയറ്റം തന്നേക്കാം D< അങ്ങനെ ചിന്തിക്കുന്നത് തെറ്റാണ്. ദൈവത്തെ (ചിത്രത്തെ) വില്ക്കുന്നവരെ ദൈവം പറ്റിച്ചതായാണ് എന്റെ വീക്ഷണം :p ആ ദൈവികം പേജില്‍ കറങ്ങുന്നവരുടെ സംശയം തീര്‍ന്നിരിക്കുമല്ലോ ഇതാണ് എല്ലാവരും അന്വേഷിച്ചു നടന്ന ആ ദൈവം 'വിവേക് ദൈവം P വിവേക് ദൈവം അല്ല ദൈവത്തിന്റെ വിവേകം ഒരാള്‍ വാക്ക് പാലിച്ചു. വേറെ ആരെങ്കിലും എഴുതുന്നുണ്ടോ എന്തോ? അതോ ഞാന്‍ ഒരെണ്ണം എഴുതിയാലോ? വെമ്പി നില്ക്കുന്നൂ എന്‍ മനം . അങ്ങിനെ രണ്ടു വരിയായി സുരേഷ് തുടങ്ങിയിട്ടുണ്ട്. പോസ്റ്റിന്റെ വലത്തേ ഭാഗത്തേക്ക് നീട്ടിയടിച്ചു കഴിഞ്ഞു. ഇനി എന്തും സംഭവിക്കാം. ജലജേച്ചിയല്ലാതെ മറ്റു മഹിളമണികളെയൊന്നും ഇപ്പോള്‍ കാണാറില്ലല്ലോ പഴയ കടലാസുകൾക്കിടയിൽ നിന്ന് വർഷങ്ങൾക്കു മുൻപുള്ള ഒരു 'വികൃതി' കണ്ടുകിട്ടി. അതിവിടെ പരീക്ഷിച്ചാലോ എന്ന് ആദ്യം തോന്നിയിരുന്നെങ്കിലും രണ്ടാമതൊന്നു കൂടി വായിച്ചുനോക്കിയപ്പോൾ വേണ്ടെന്ന് തോന്നി. പക്ഷെ ആരും ഈ വഴി വരുന്നില്ലെങ്കിൽ, ഞാൻ ചിലപ്പോൾ അത് ചെയ്തുകളയും എന്റെ കുട്ടിക്കാലം. എന്നു പറഞ്ഞാല്‍, ബോധവും വിവരവും ഒന്നും വലുതായിട്ട് ഇല്ലാതിരുന്ന കാലം. ആ കാലങ്ങളില്‍ ഞങ്ങളുടെ വേനലവധിദിനങ്ങള്‍ മിക്കതും അച്ഛന്റെ കുടുംബവീട്ടിലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരു ജുറാസിക്ക് പാര്‍ക്കില്‍ എത്തിയതുമാതിരിയുള്ള ഒരു അനുഭൂതിയായിരുന്നു അവിടെ ചെന്നാല്‍. മുറ്റത്ത് തുളസിത്തറ. ചുറ്റും കാടുപോലെ പല തരത്തിലുള്ള ചെടികള്‍ പൂക്കളുമായി നില്ക്കുന്നു. സൂര്യപ്രകാശം കടക്കാത്തവണ്ണം ഇടതൂര്‍ന്ന് നില്ക്കുന്ന മരങ്ങള്‍. ഒരു കുന്നിന്റെ മുകളിലായി വരും വീട്. അവിടുന്ന് താഴോട്ട് കുത്തനെ ഇറക്കം. ഇറക്കം ഇറങ്ങിച്ചെന്നാല്‍ ഒരു കിണറും കുളവും. അത് കഴിഞ്ഞാല്‍ അടുത്ത കുന്ന് തുടങ്ങുകയായി. ഓടിക്കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലം. എവിടെ നോക്കിയാലും പലതരം പഴങ്ങള്‍. അതില്‍ മുള്ളിക്കയായിരുന്നു ഞങ്ങളുടെ favourite. സംഭവം ഒന്നുമില്ല, വളരെ ചെറുത്. പക്ഷേ അല്പം സാഹസികതയിലൂടെയേ ആ പഴങ്ങള്‍ കൈക്കലാക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ കൂടെയുള്ള ഗോപികമാര്‍ക്ക് ഞങ്ങളുടെ സഹായം വേണ്ടിവന്നിരുന്നു. അതായിരുന്നു അതിലെ ത്രില്ലും. പക്ഷേ ഇങ്ങനൊക്കെയാണെങ്കിലും ആ സ്ഥലം ഒരു danger area ആയിരുന്നു. ഇഷ്ടം പോലെ പാമ്പുകളും ചേരയും സ്വൈരവിഹാരം നടത്താറുള്ള ഇടം. കുടുംബവീട്ടില്‍ താമസിക്കുന്ന വല്ല്യച്ഛനാണെങ്കില്‍ ബഷീറിന്റെ ചേട്ടനായിട്ടു വരും. എല്ലാം ഭൂമിയുടെ അവകാശികള്‍. ഒന്നിനെയും ഉപദ്രവിക്കില്ല. മുത്തശ്ശിയാണെങ്കില്‍ പറയുകയും വേണ്ട. അതുകൊണ്ടെന്താ, ഇഷ്ടം പോലെ മുന്തിയ ഇനം പാമ്പുകളെ കാണാന്‍ പ്രയാസമില്ല. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മൂര്‍ഖന്‍ സ്ഥലം വിട്ടിരുന്നു. അതും വിരണ്ടു കാണാം. അമ്മാതിരി കരച്ചിലല്ലാരുന്നോ പിറ്റേന്ന് ഞാന്‍ ഉറങ്ങിക്കിടന്നപ്പോള്‍ എന്റെ കട്ടിലിനടുത്ത് ആ മൂര്‍ഖന്‍ വീണ്ടും വന്നെന്നും ഒന്നും ചെയ്യാതെ ഇഴഞ്ഞ് പോയെന്നുമൊക്കെ മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്. സുഖവിവരം തിരക്കാന്‍ വന്നതായിരിക്കണം. എന്തായാലും ആ സംഭവത്തോടെ ഞാന്‍ ഒരു കൊച്ച് താരമായി. സ്വയം പുകഴ്ത്തലായി കരുതിക്കോളൂ. പക്ഷേ സംഭവം സത്യമാണ്. മൂര്‍ഖന്റെ തലയില്‍ ധൈര്യമായി കിടന്ന ഏകവ്യക്തി. എന്തൊരു ഗമയായിരുന്നു. എല്ലാവരോടും വച്ച് കാച്ചി. ഇപ്പോള്‍ നിങ്ങളോടും. ഇനി പറ, മൂര്‍ഖന്റെ തലയില്‍ കിടന്ന വേറെ ആരുണ്ടിവിടെ? തിരുവനന്തപുരത്തെ ഏതോ അനന്തപത്മനാഭന്‍ വക്കീലിനെ അന്വേഷിക്കുന്നുണ്ടെന്നു കേട്ടു. പേറ്റന്റ് ആരോ മോഷ്ടിച്ചൂന്നും പറഞ്ഞ് കേസുകൊടുക്കാന്‍ D> ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം അതു പ്രവര്‍ത്തിക്കുന്നില്ലേ നോട്ടിഫിക്കേഷന് ലഭിയ്ക്കാന് ഈ ബട്ടണ് ക്ലിക്ക് ചെയ്യൂ. ഈ സ്ലീപ്പ് ഹെഡ്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ സെബ്രോണിക്സ് ഹോം തിയറ്ററുകൾക്കും സൗണ്ട്ബാറുകൾക്കും ആമസോണിൽ ഓഫറുകൾ ഈ കിടിലൻ ഐക്യുഒഒ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവുകൾ ഈ റിയൽമി സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം ഈ കിടിലൻ സ്മാർട്ട് ബൾബുകൾ ആമസോണിലൂടെ 70 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം സ്മാർട്ട് ബൾബുകളും മറ്റ് ഗാഡ്‌ജെറ്റുകളും ഉൾപ്പെടെയുള്ള ഐഒടി പ്രൊഡക്ടുകൾക്ക് ഇന്ന് ജനപ്രിതി ഏറെയാണ്. അതുകൊണ്ട് നിരവധി പ്രൊഡക്ടുകൾ ഇന്ന് വിപണിയിലെത്തുന്നുണ്ട്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് മുറിയിലെ ബൾബിലൂടെ വരുന്ന ലൈറ്റിന്റെ കളർ മാറ്റാൻ കഴിയുന്ന വിധത്തിലുള്ള സാങ്കേതികവിദ്യയാണ് സ്മാർട്ട് ബൾബുകളെ ആകർഷകമാക്കുന്നത്. നമ്മുടെ മൂഡിന് അനുസരിച്ച് ലൈറ്റ് മാറ്റാൻ ഇത് സഹായിക്കുന്നു. ഫോണിലൂടെ തന്നെ സ്മാർട്ട് ബൾബ് നിയന്ത്രിക്കാൻ സാധിക്കും ആമസോണിൽ നിരവധി സ്മാർട്ട് ബൾബുകൾ ലഭ്യമാണ്. നിങ്ങൾ ഒരു സ്‌മാർട്ട് ബൾബ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരം തന്നെയാണ്. ആമസോൺ ഇപ്പോൾ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ബൾബുകൾക്ക് 70 ശതമാനം വരെ കിഴിവാണ് നൽകുന്നത്. ഫിലിപ്സ് വിസ് വൈഫൈ എനേബിൾഡ് ബി22 9-വാട്ട് എൽഇഡി സ്മാർട്ട് ബൾബ് ഇപ്പോൾ വെറും 649 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. പാനസോണിക് വൈഫൈ എനേബിൾഡ് സ്മാർട്ട് എൽഇഡി ബൾബ് വെറും 599 രൂപയ്ക്ക് സ്വന്തമാക്കാം. വിലക്കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാവുന്ന എല്ലാ സ്മാർട്ട് ബൾബുകളും ചുവടെ കൊടുക്കുന്നു. വിപ്രോ എൻഎസ്9400 9-വാട്ട് ബി22 വൈഫൈ സ്മാർട്ട് എൽഇഡി ബൾബ് വിപ്രോ എൻഎസ്9400 9-വാട്ട് ബി22 വൈഫൈ സ്മാർട്ട് എൽഇഡി ബൾബ് ആമസോൺ സെയിൽ സമയത്ത് 67% കിഴിവിൽ ലഭ്യമാണ്. 2,099 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് സെയിൽ സമയത്ത് 699 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട് ബൾബ് ആമസോണിലൂടെ വാങ്ങുമ്പോൾ 1,400 രൂപയാണ് നിങ്ങൾ ലാഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീൽ തന്നെയാണ്. ഹെലിയ 9 വാട്ട്സ് വൈ-ഫൈ ബി22ബി സ്മാർട്ട് ബൾബ് ആമസോൺ സെയിൽ സമയത്ത് ഹെലിയ 9 വാട്ട്സ് വൈ-ഫൈ ബി22ബി സ്മാർട്ട് ബൾബ് 70% കിഴിവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് വിൽപ്പന സമയത്ത് 599 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. 1,400 രൂപ കിഴിവാണ് ഈ സ്മാർട്ട് ബൾബ് വാങ്ങുന്ന ആളുകൾക്ക് ആമസോൺ നൽകുന്ന കിഴിവ്. ഫിലിപ്സ് വിസ് വൈ-ഫൈ എനേബിൾഡ് ബി22 9-വാട്ട് എൽഇഡി സ്മാർട്ട് ബൾബ് ഫിലിപ്സ് വിസ് വൈ-ഫൈ എനേബിൾഡ് ബി22 9-വാട്ട് എൽഇഡി സ്മാർട്ട് ബൾബ് ആമസോൺ സെയിലിലൂടെ 65% കിഴിവിൽ ലഭ്യമാണ്. 1,350 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് സെയിൽ സമയത്ത് 704 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ബൾബ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,350 രൂപ കിഴിവാണ് ലഭിക്കുന്നത്. ഫിലിപ്സ് വിസ് സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് ഇ27 9-വാട്ട് ഫിലിപ്സ് വിസ് സ്മാർട്ട് വൈ-ഫൈ എൽഇഡി ബൾബ് ഇ27 9-വാട്ട് ആമസോൺ സെയിൽ സമയത്ത് 65% കിഴിവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് സെയിലിലൂടെ 699 രൂപയ്ക്ക് സ്വന്തമാക്കാം. ഈ മികച്ച സ്മാർട്ട് ബൾബ് ആമസോണിലൂടെ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1,300 രൂപ ലാഭമാണ് ലഭിക്കുന്നത്. എംഐ എൽഇഡി സ്മാർട്ട് കളർ ബൾബ് (ബി22) ആമസോൺ സെയിലിലൂടെ എംഐ എൽഇഡി സ്മാർട്ട് കളർ ബൾബ് (ബി22) 20% കിഴിവിൽ ലഭ്യമാണ്. 999 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് വിൽപ്പന സമയത്ത് നിങ്ങൾക്ക് 799 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ബൾബ് വാങ്ങുന്നവർക്ക് ആമസോൺ 200 രൂപ കിഴിവാണ് നൽകുന്നത്. എംഐയുടെ മികച്ചൊരു പ്രൊഡക്ടാണ് ഈ സ്മാർട്ട് ബൾബ്. പാനസോണിക് വൈഫൈ എനേബിൾഡ് സ്മാർട്ട് എൽഇഡി ബൾബ് ബി22 9-വാട്ട് ആമസോൺ സെയിലിലൂടെ പാനസോണിക് വൈഫൈ എനേബിൾഡ് സ്മാർട്ട് എൽഇഡി ബൾബ് ബി22 9-വാട്ട് 64% കിഴിവിൽ ലഭ്യമാണ്. 1,650 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് സെയിൽ സമയത്ത് 599 രൂപയ്ക്ക് സ്വന്തമാക്കാം. 1,051 രൂപ കിഴിവാണ് ബൾബ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആമസോൺ നൽകുന്നത്. ഹാവെൽസ് ഗ്ലാമാക്സ് സ്മാർട്ട് ബി22 9 വാട്ട് ബൾബ് ഹാവെൽസ് ഗ്ലാമാക്‌സ് സ്‌മാർട്ട് ബി22 9 വാട്ട് ബൾബ്, വൈഫൈ എനേബിൾഡ് അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ് (പാക്ക് ഓഫ് 1, ആർജിബി, ഷേഡ്‌സ് ഓഫ് വൈറ്റ്) ആമസോൺ സെയിലിലൂടെ 64% കിഴിവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബൾബ് നിങ്ങൾക്ക് സെയിൽ സമയത്ത് 710 രൂപയ്ക്ക് സ്വന്തമാക്കാം. 1,289 രൂപ ലാഭമാണ് സ്മാർട്ട് ബൾബ് ആമസോണിലൂടെ വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്. വളരെ മികച്ച ഡീലാണ് ഇത്. സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് ഇന്ന് പവന് 35,800 സംസ്ഥാനത്ത് കുതിച്ചു കയറിയ സ്വർണ്ണ വില ഇന്ന് ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു താഴുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,800 രൂപ. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി. കഴിഞ്ഞ ഏതാനം ദിവസമായി വർധനയിലായിരുന്നു സ്വർണ്ണ വില. ഇന്നലെ ഏറെ ദിവസങ്ങൾക്കു ശേഷം വില 36,000 കടന്നു. 36,040 ആണ് ഇന്നലത്തെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസം പതിനാറു മുതൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തിയത്. നാലാഴ്ചക്കിടെ ഏകദേശം 1400 രൂപയിലധികമാണ് സ്വർണ്ണ വിലയിൽ ഉണ്ടായ മുന്നേറ്റം. കോഫോർജിന് 36 ശതമാനം വരുമാന വർധന “ഭൂമി കുഴിച്ചുകുഴിച്ചു നടക്കും ഭൂതത്താനെ ,നീകുഴിച്ച കുഴിയിൽ വീണത് നീതന്നെ ” അരനൂറ്റാണ്ടിനുമപ്പുറം വയലാർ രാമവർമ്മഎഴുതിയ വരികൾ അറിയാതെ ഓർത്ത് പോകുന്നു കൂട്ടത്തിൽ ഒന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തതും ഓർക്കുന്നു . കൊടുത്താൽ കൊല്ലത്തും കിട്ടും ,കൊണ്ടാലും കിട്ടിയാലും പഠിക്കാത്തവർ തടങ്ങിയ ഒരുകൂട്ടം ചൊല്ലുകൾ മലയാളത്തിൽ വേറെയുമുണ്ട് കിട്ടിയാലും പഠിക്കാത്തവർ എന്ന് പറയുന്നത് ആരെക്കുറിച്ചാണ് നമ്മളുടെ സ്വാർത്ഥലാഭത്തിനായി പ്രകൃതിയെ പരുക്കേൽപ്പിച്ചുകൊണ്ട് വികസനപദ്ധതികൾ നടപ്പിലാക്കുന്നവർ ആ പട്ടികയിൽ വരുമോ എന്തോ ? കേരളത്തിൻറെ വടക്കേ അറ്റമായ കാസർഗോഡ് നിന്നും 529 കിലോമീറ്റർ അകലത്ത് കിടക്കുന്ന തിരുവനന്തപുരത്തെത്താൻ നിലവിൽ തീവണ്ടിയാത്രക്ക് 12 മണിക്കൂറെങ്കിലും വേണം കേരള സർക്കാരും ഇന്ത്യൻ റയിൽവേയും സംയുക്തമായി രൂപീകരിച്ച കേരള റയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്ന കെ റയിൽ പദ്ധതി നടപ്പിലാക്കുന്നതോടെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്ര 12 മണിക്കൂർ എന്ന നിലയിൽ നിന്നും ഗണ്യമായ കുറവോടെ 4 മണിക്കൂർ കൊണ്ട് സാധ്യമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ 200 കിലോ മീറ്റർ വേഗതയിൽ തീവണ്ടി ഓടിക്കാനുള്ള കർമ്മപദ്ധതിയുമായാണ് കെ റയിൽ മുന്നോട്ട് പോകുന്നത്‌. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ഇൻറ്റർനേഷണൽ കോ ഓപ് ഏജൻസി JAICA )യുടെ സാങ്കേതിക സഹകരണങ്ങളോടെ 63941 കോടി രൂപ നിർമ്മാണച്ചിലവിൽ 6 വർഷങ്ങൾക്കകം പണി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷയോടെ നടപ്പിലാക്കുന്ന ഈ ബൃഹത് കർമ്മപദ്ധതി കേരളത്തിൻറെ സമീപകാല വികസനത്തിന് മുതൽക്കൂട്ടാവുമോ ? അതോ കേരളത്തിലെ ജനജീവിതത്തിന് തീരാ ശാപമായിത്തീരുമോ ശാസ്ത്രജ്ഞന്മാരും പരിസ്ഥിതി പ്രവർത്തകരും നിരീക്ഷണബുദ്ധിയോടും ദീർഘവീക്ഷണത്തോടെയും നോക്കിക്കാണേണ്ട വിഷയമാണിതെന്ന് വിനയപൂർവ്വം . കേരളത്തിൻറെ വിഹിതമായി 3253 കോടി രൂപ ,റയിൽവേ വിഹിതം 3125 കോടി ,പബ്ലിക് എക്യുറ്റിയായി 4252 കോടി. ഇതിനുപുറമെ വിദേശവായ്‌പയായി 33700 കോടി രൂപ വേറെയും പദ്ധതി ചിലവുകൾ ചെറുതും വലുതുമായ 90314 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതായും വരുമെന്നറിയുന്നു. അതിവേഗ റെയിൽപാത ഒരുക്കാൻ 4 മീറ്റർ മുതൽ 10 മീറ്റർ വരെ മണ്ണിട്ടുയർത്തിയ ഉയരങ്ങളിൽ റെയിൽ പാളങ്ങൾസ്ഥാപിക്കേണ്ടതായിവരുമത്രെ പ്രളയബാധിത പ്രദേശങ്ങൾ ഏറെയുള്ള ഇടങ്ങളിൽ ഇരുപതടി ഉയരത്തിൽ വരെ മതിലുകൾപോലെ മണ്ണിട്ടുയർത്തിയാണ് റയിൽപാളങ്ങൾ സ്ഥാപിക്കുകയെന്നും വാർത്തകൾ വ്യക്തമാക്കുന്നു.ഈ വന്മതിലിനുമിപ്പുറത്തും മറുപുറത്തുമായി രണ്ടു വൻകരകളിലെന്നനിലയിൽ ജനങ്ങൾ വിഭജിക്കപ്പെട്ടപോലെ ജീവിക്കേണ്ട ദുരവസ്ഥയും തള്ളിക്കളായാവുന്നതല്ല . അതീവ ഗൗരവമായതോതിൽ പാരിസ്ഥിക പഠനനിരീക്ഷണങ്ങൾ ഇതിനകം നടന്നിട്ടുണ്ടെന്നും തുടർന്ന് ഇനി സാമൂഹിക ആഘാതപഠനം നടത്തുമെന്നും ഭയാശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കെ റെയിൽ പദ്ധതി പൊതു ഗതാഗതത്തിൻറെ ഭാഗമാണെന്നും മറ്റും ബഹു: മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും കേരളത്തിലെ ജൈവസമ്പുഷ്ടതക്കും വ്യത്യസ്ഥ തലങ്ങളിലായുള്ള ജനജീവിതത്തിനും പാരിസ്ഥിക ദുരന്തങ്ങൾക്കും കെ റെയിൽ പദ്ധതിയുടെ പ്രഹരശേഷി തടുക്കാനാവില്ലെന്ന് കാര്യകാരണസഹിതം പ്രതിപക്ഷം വ്യക്തമാക്കുന്നതായുമാണ്‌ സമീപകാലവാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് . പ്രതിപക്ഷസ്ഥാനത്തിരിക്കുമ്പോൾ എക്സ്പ്രസ്സ് ഹൈവേ പദ്ധതിക്കുനേരെ മുഖം തിരിച്ചവരാണ് കെ റെയിൽ പദ്ധതിക്ക് മുന്നിട്ടിറങ്ങിയതെന്ന പറച്ചിൽ ആക്ഷേപഹാസ്യം പോലെആസ്വദിക്കുന്നവരുടെ എണ്ണവും കേരളത്തിൽ കുറവല്ല . 88 കിലോമീറ്റർ ദൂരപരിധിയിൽ ആകാശപാതയിലൂടെ അതിവേഗം കുതിക്കുന്ന തീവണ്ടിയിൽ ഒരുദിവസം ഒരു ട്രിപ്പിൽ 675 യാത്രക്കാർ എന്നനിലയിൽ ദിവസേന പല ട്രിപ്പുകളിലായി മൊത്തം 79000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ അതിവേഗ ട്രെയിനിൽ ഒരു കിലോ മീറ്റർ ദൂരം യാത്രചെയ്യാൻ രണ്ടുരൂപ എഴുപത്തിയഞ്ച് പൈസ നിരക്കിൽ 529 കൊണ്ട് ഗുണിച്ചാലറിയാം പദ്ധതിയുടെ മെച്ചമെന്താണെന്ന് .സമൂഹത്തിലെ അപ്പർ ക്ളാസിൽപെട്ട സമ്പന്നവിഭാഗത്തിന് ഈ ടിക്കറ്റ് നിരക്ക് സ്വീകാര്യമാണെങ്കിലും ഇടത്തരക്കാരായ ബഹുഭൂരിഭാഗം യാത്രക്കാരും മിതമായ നിരക്കിലുള്ള നിലവിലുള്ള തീവണ്ടി യാത്രയെത്തന്നെയായിരിക്കും ആശ്രയിക്കുകയെന്നത് വ്യക്തം. ജപ്പാനിലെ വികസനം ഒറ്റയടിക്ക് കേരളത്തിൽ നടപ്പിലാക്കണമെന്ന ആഗ്രഹം സദുദ്ദേശപരമാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ഏറെ പുറകിലാണ് നമ്മുടെ നാടെന്ന സത്യം ആർക്കാണറിഞ്ഞുകൂടാത്തത്?.ആന വായ പിളർക്കുന്നപോലെ അണ്ണാനാവില്ലെന്ന് തീർച്ച നാലു വിമാനത്താവളമുള്ള കേരളത്തിൽ നിർദ്ധന കുടുംബങ്ങളെ ഒഴിപ്പിച്ചു കൊണ്ട് നടത്തുന്ന കെ.റെയിൽ പദ്ധതിക്കനുകൂലമായ ന്യായീകരണങ്ങൾ സ്വീകരിക്കാനോ അംഗീകരിക്കാനോ ആവില്ലെന്നും ലക്ഷത്തിലേറെ കുടുംബങ്ങളുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായിനിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുമുണ്ട്. ഈ അതിവേഗ തീവണ്ടിയാത്രാ പദ്ധതിക്കായി ആഗോളധനസഹായ സ്ഥാപനങ്ങളിൽ നിന്നും കടവായ്പ്പയായി എടുക്കുന്ന കോടികൾക്ക് പലിശയിനത്തിൽ ഒരുവർഷം നൽകേണ്ടി വരുന്ന തുക മാത്രം ഉപയോഗിച്ചാൽ നിലവിലുള്ള റയിൽ പാത നിലവിലുള്ളതിലേറെ വികസിപ്പിക്കാനാവുമെന്നും ഉന്നതർ പറയുന്നു. ശാസ്ത്രസാങ്കേതിക സാമ്പത്തികതലങ്ങളിലൂടെയും,സാമൂഹിക പാരിസ്ഥികതലങ്ങളിലൂടെയും സമഗ്രമായ തോതിൽ ആഘാത പഠനം നടത്തേണ്ട വിഷയമാണെന്നും വിദഗ്‌ധാഭിപ്രായം . കെ റയിൽ പദ്ധതിക്കായി ലക്ഷത്തോളം വലുതും ചെറുതുമായ കെട്ടിടങ്ങൾ പൊളിക്കേണ്ടതായുണ്ട്. ഏത് കടലിൽ കൊണ്ടുപോയിത്തള്ളും ഈ മാലിന്യങ്ങൾ . നിർമ്മാണപ്രവർത്തനങ്ങൾക്ക് ലക്ഷക്കണക്കിന് ലോറികളിൽ കരിങ്കല്ലൂകൾ വേണ്ടിവരും അത്രയോ അതിലേറെയോ മണ്ണും മണലും മറ്റും വേണ്ടതായും വരും ജപ്പാനിൽ നിന്നും സാങ്കേതികസൗകര്യമല്ലാതെ കരിങ്കല്ലും മണ്ണും കേരളത്തിലെത്തില്ല തീർച്ച. എത്ര കുന്നിടിച്ച് നിരത്തിയാലായിരിക്കും ഇത്രയേറെ മണ്ണ് കിട്ടുക ഒരു സെന്റി മീറ്റർ കനത്തിൽ ഭൂമിയിൽ മണ്ണുണ്ടാകണമെങ്കിൽ ചുരുങ്ങിയത് നാനൂറ് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ സ്ഥിരീകരണം .ശക്തവും അതിശക്തവുമായ കനത്ത മഴയെത്തുടർന്ന് ഇത്തരം മേൽമണ്ണ് കുത്തിയൊലിച്ച് വെള്ളത്തോടൊപ്പം മറ്റെവിടെയെങ്കിലും നിക്ഷേപിക്കപ്പെടുന്നു. .ഒന്നുകിൽ പുഴയിൽ അല്ലെങ്കിൽ കടലിൽ ചെന്നെത്തിയെന്നും വരാം. പ്രത്യേകിച്ചും 44 നദികളുള്ള കേരളത്തിൽ കേരളത്തിലെ പരിസ്ഥിതിദുർബ്ബല മേഖലകളിൽ വരെ വഴിവിട്ടരീതിയിൽ കരിങ്കൽ ക്വാറികൾ ഭൂമി തുര ന്നിറങ്ങുമോ എന്തോ നിയന്ത്രണ വിധേയമല്ലാത്ത തരത്തിൽ മണ്ണെടുക്കലും മലതുരക്കലും മണലൂറ്റലും കൊണ്ട് ദൈവത്തിൻറെ സ്വന്തം നാട് ചെകുത്താൻ കയറിയ നാടായി മാറുമില്ലെന്നെന്തുറപ്പ് നിബിഢവനങ്ങളല്ലെങ്കിലും നിത്യഹരിത വനങ്ങളുടെ കൊച്ചുകൊച്ചു പതിപ്പുകളായ നമ്മുടെ പണ്ടത്തെ കാവുകളിൽ ബഹുഭൂരിഭാഗവും ജെ സി ബി കയറിനിരങ്ങി വെട്ടിക്കിളച്ചുമാറ്റി. ഉൾനാടൻ ഗ്രാമങ്ങളിൽ വരെ കൂറ്റൻ കോൺക്രീറ്റ് കാടുകൾക്ക് രൂപകൽപ്പന നിർവ്വഹിക്കുന്നതും സമീപകാല ദൃശ്യങ്ങൾ .കിളിയൊച്ച കേട്ടുണർന്ന പ്രഭാതങ്ങൾ പോലും ഓർമ്മക്കാഴച്ചകളായവശേഷിക്കുന്നു. സൈലന്റ്‌വാലിയിലൂടെ പരന്നൊഴുകുന്ന കുന്തിപ്പുഴയെ സൈരന്ധ്രി വനത്തെ നശിപ്പിച്ചുകൊണ്ടായാലും വേണ്ടില്ല അണക്കെട്ടുനിർമ്മാണം നടക്കണം എന്ന താൽപ്പര്യങ്ങൾക്കെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാൻ ,ത്യാഗോജ്വലമായ സഹനസമരമുറകളിലുടെ പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുൻനിരക്കാരിൽ ഏറെ മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 1984 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കുന്തിപ്പുഴയിലെ പാത്രക്കടവ് ജലവൈദ്യുതി പദ്ധതി നിർത്തലാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം.1985 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനമായി രാഷ്ട്രത്തിന് സമർപ്പിച്ചതും . ”ഏതു ഗ്രാമത്തിൽ നിലവിൽ വരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. ഗ്രാമങ്ങളിലെ കർഷകരും മുക്കുവരും ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും, കാരണം അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും -” പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായുള്ള വിദഗ്‌ധസമിതിയുടെ തലവനും ലോകപ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനുമായ ഭാരതീയൻ ഡോ .മാധവ് ഗാഡ്‌ഗിൽ പറയുന്നതങ്ങിനെ കരിങ്കൽക്വാറികളിൽ ഉഗ്രസ്ഫോടനം നടത്തുമ്പോൾ ചുറ്റുപാടുകളിലുള്ള കുന്നുകളിലെ പാറകളുടെ ഘടനയെവരെ അത് സാരമായി ബാധിക്കുക മാത്രമല്ല പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ ആ പ്രദേശം തന്നെ ദുർബ്ബലമായിപ്പോകുകയുംചെയ്യുമത്രേ ക്വാറികളുടെ പ്രവർത്തനത്തെ ഈ രീതിയിൽ വേണം നോക്കിക്കാണാൻ ” അതിവേഗം ബഹുദൂരം എന്നനിലയിൽ വികസനത്തിന്റെ കുതിപ്പിനായി കോടാനുകോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്‌തുകൊണ്ട്‌ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ നാടിനും നാട്ടുകാർക്കും ഗുണത്തിനായിരിക്കണം . പകരം കരാറെടുത്തവരെ സമ്പന്നരാക്കാൻവേണ്ടിമാത്രമാവരുതെന്ന് ആരെങ്കിലും പറഞ്ഞുപോയാൽ അവരെ കുറ്റം പറയാനാകുമോ ?നേരത്തെ നടപ്പിലാക്കിയ പദ്ധതികളിൽ ചിലതിനെ ”പഞ്ചവടിപ്പാലം ” എന്ന് വിളിപ്പേരിട്ട് അപഹസിക്കുമ്പോഴും നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കൂടി മുളച്ചു എന്ന് പറയുന്നപോലെയാണ് പലരുടെയും സ്ഥിതിയെന്നതും കേട്ടുകേൾവി. 74 കോടിയിലേറെ രൂപ ചിലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യമൊരുക്കിക്കൊണ്ട് കോഴിക്കോടിന്റെ അഭിമാനമെന്ന നിലയിൽ നിർമ്മിച്ച കെ എസ് ആർ ടി സി ടെർമിനൽ നിർമ്മാണവൈകല്യത്തിൻറെ ,കെടുകാര്യസ്ഥയുടെ നേർക്കാഴ്ചയായി നോക്കുകുത്തിയെപ്പോലെ കോഴിക്കോടിന്റെ ശാപമായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നതിന്റെ നേർക്കാഴ്ചകൾ ഇന്നത്തെ മാതൃഭൂമി എഡിറ്റോറിയൽ വ്യക്തമാക്കുന്നു. കെ റയിൽ പദ്ധതി വന്നെങ്കിൽ ആരോ ഏഴോ കൊല്ലങ്ങൾക്കപ്പുറം ഇതേ കോളത്തിൽ മാതൃഭൂമിയിൽ ഇതുപോലൊരു വാർത്ത വരില്ലെന്നെന്തുറപ്പ് റിയൽ എസ്റ്റേറ്റ് മാഫിയകളെ വളമിട്ട് വളർത്താനുള്ള പദ്ധതിയാണ് കെ റയിൽ എന്ന് റയിൽ വിരുദ്ധ സമര വേദികളിൽ മുഴങ്ങികേൾക്കുന്നതിൽ കഴമ്പുണ്ടോ എന്തോ കോവിഡ് 19 വരുത്തിവെച്ച വിനാശകരമായ അവസ്ഥയിൽ നിന്നും ജനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലെത്തിയിട്ടില്ല .കടുത്ത സാമ്പത്തികപ്രതിസന്ധികളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന എണ്ണമറ്റ ആളുകളുള്ള കേരളത്തിൽ അതിവേഗതീവണ്ടിയാണോ അതിജീവനത്തിൻറെ വഴിയൊരുക്കലാണോ അടിയന്തിരമായി ചെയ്യേണ്ടതെന്ന് അറിവുള്ളവർ തീരുമാനിക്കുമെങ്കിൽ സന്തോഷം . കാട്ടുപന്നിയെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റയാൾ… കോഴിക്കോട് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു ”തുടരണം ജാഗ്രത..”; സംസ്ഥാനത്ത് ഇന്ന് 4995… ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ; 800 ഗോള്‍… ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിന് ബൈക്ക്… ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 Bahrainakkare Oru Nilavundayirunnu Part 12 Previous Parts ബുറൈദയിലുള്ള എന്റെ കൂട്ടുകാരന്റെ റൂമിൽ വെച്ചാണ് ഞാനന്നൊരു മതപ്രഭാഷകനെ പരിചയപ്പെടുന്നത് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രഭാഷകൻ. എന്തോ ആവശ്യത്തിന് വേണ്ടി സൗദിയിലേക്ക് വന്ന അദ്ദേഹം എന്റെയാ സുഹൃത്തിന്റെ റൂമിലായിരുന്നു അന്ന് താമസിച്ചിരുന്നത് റൂമിലേക്ക് കയറി ചെന്നതുടര്ന്ന് വായിക്കുക… ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 12 യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു. എന്നാൽ മോശെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു. അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം. മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു. പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ; മറക്കരുത് ഈ 12 കാര്യങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ; മറക്കരുത് ഈ 12 കാര്യങ്ങൾ ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി വലിയ പരീക്ഷ പി എസ് സി നടത്തുന്നത് ആദ്യമായാണ്. ഇന്നാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവിസിലേക്കുള്ള പ്രാഥമിക പരിക്ഷ ‌. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി വലിയ പരീക്ഷ പി എസ് സി നടത്തുന്നത് ആദ്യമായാണ്. 1. കറക്കിക്കുത്ത് വേണ്ട- പ്രാഥമിക പരീക്ഷയിലെ ഓരോ പേപ്പറിനും 100 വീതമാണ് ചോദ്യങ്ങൾ. 90 മിനിറ്റാണ് ഒരു പേപ്പറിന് ഉത്തരമെഴുതാൻ അനുവദിച്ചിരിക്കുന്ന സമയം. നെഗറ്റിവ് മാർക്കുണ്ട്. അതിനാല്‍ കറക്കിക്കു ത്തരുത്. 2. രണ്ടു പേപ്പറുകൾ‌- പരിക്ഷ എഴുതുമെന്ന് ഉറപ്പു നല്‍കിയവർക്ക് ഹാൾടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലേഡ് ചെയ്യാം. പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയവർ രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന രണ്ട് പേപ്പറുകൾക്കും ഹാജരാകണം. 3. രണ്ടിനും ഹാജരാകണം- ഏതെങ്കിലും ഒരു പേപ്പർ എഴുതാതിരിക്കുന്നത് പരീക്ഷ മൊത്തത്തില്‍ ഹാജരാകാതിരീക്കുന്നതിന് തുല്യമായി കണക്കാക്കുകയും വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരിക്കുന്നത് പ്രൊഫൈല്‍ തടസപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്ക് കാരണമാകുകയും ചെയ്യും. 6. ഉത്തരവാദിത്വം ഇൻവിജിലേറ്റർക്ക്- അധ്യാപകരെ മാത്രമാണ് ഇൻവിജിലേഷനു നിയോഗിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ പരീക്ഷാസമയത്ത് ക്രമക്കേടു നടത്തിയാല്‍ ഇൻവിജിലേറ്റർക്കായിരിക്കും ഉത്തരവാദിത്വം. പരിക്ഷയ്ക്ക് മുമ്പ് ഇതു സംബന്ധിച്ചുള്ള സത്യപ്രസ്താവന അധ്യാപകര്‍ പി എസ് സിക്ക് ഒപ്പിട്ടു നൽകണം. 7. പരീക്ഷാഹാളിൽ കൊണ്ടുവരാൻ അനുവാദമുള്ളത് തിരിച്ചറിയൽരേഖ, അഡ്മിഷൻ ടിക്കറ്റ്, നീല അല്ലെങ്കില്‍ കറുത്ത ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കുകയുള്ളു. 8. പരീക്ഷാഹാളിൽ അനുവാദമില്ലാത്തത് വാച്ച്, ഹെയര്‍ ബാൻഡ്, മൊബൈൽ ഫോൺ, പഴ്സ്, വള, മോതിരം, മാല തുടങ്ങിയവ പരിക്ഷ കേന്ദ്രത്തിനകത്തു അനുവദിക്കില്ല. ഇവ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും. ‍ 9. സംശയം തോന്നിയാൽ പരിശോധന- സംശയമുള്ള പക്ഷം ഉദ്യോഗാർത്ഥികളുടെ കണ്ണട, വസ്ത്രത്തിലെ ബട്ടണുകൾ എന്നിവ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കാം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീഷാ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണിത്. വേണ്ടി വന്നാൽ പുരുഷ/വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗാർത്ഥിയുടെ ദേഹപരിശോധന നടത്താം. 10. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പൊലീസ് സേവനം- പരീക്ഷാ‌ കേന്ദ്രത്തിന് വെളിയിൽ പൊലീസ് സേവനം ഉറപ്പാക്കും ഇന്‍വിജിലേറ്റർമാർക്ക് പരീക്ഷ ഹാളിനുള്ളിൽ മോബൈല്‍ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല പരീക്ഷ കഴിയുന്നതുവരെ ഇവർ ഹാളിനുള്ളിൽ തന്നെയുണ്ടാകണം. 11. വസ്ത്രധാരണം ശ്രദ്ധിക്കുക- ലളിതമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. കൂടുതല്‍ പോക്കറ്റ്, ബട്ടണുകള്‍ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. (തയാറാക്കിയത് ജലീഷ് പീറ്റര്‍, കരിയര്‍ വിദഗ്ധന്‍, ഫോണ്‍: 9447123075) കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ; മറക്കരുത് ഈ 12 കാര്യങ്ങൾ Kochi Water Metro കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം Income Tax Department ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം Central Bank of India സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം Delhi University ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതി Bank of Baroda Recruitment 2021 370 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം Digital Universirty| പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്തും; ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു Exam Anxiety പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം ISL ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി Neymar എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി Say no to Dowry സ്ത്രീ സുരക്ഷയ്ക്ക് 18 നിയമങ്ങൾ; എന്നിട്ടും അതിക്രമങ്ങള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ 50 വയസു കഴിഞ്ഞ വിദേശ തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാം: 18 വയസിന് താഴെയുള്ളവർക്ക് അനുമതിയില്ല 14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ 73 കാരിക്ക് നേരെ പോക്സോ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് കുടുക്കിയതെന്നു പരാതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജിയോയും, പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വരെ വര്‍ദ്ധന ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി ശബരിമലയിലെ സിസിടിവി ക്യാമറകള്‍ ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ചത്തിന്റെ ഫലമാണ് ശംഖുമുഖത്ത് ഇന്ന് കാണാൻ സാധിക്കുന്നത് കൃഷ്ണകുമാര്‍ തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് നടൻ കൃഷ്ണകുമാർ. ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍ കൊണ്ട് കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെയെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. Also Read: മോന്‍സണ്‍ മാവുങ്കല്‍ കുടുങ്ങിയതിന് പിന്നിൽ ഈ വനിതയോ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ് നമ്മള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി നാനാദേശങ്ങളില്‍ നിന്നും ജോലി സംബന്ധമായും അല്ലാതെയും നമ്മുടെ നഗരത്തില്‍ വന്നുപോയവരും ഇഷ്ടപ്പെട്ട് ബാക്കിജീവിതം ഇവിടെത്തന്നെ തങ്ങാന്‍ തീര്‍ച്ചപ്പെടുത്തിയവരും തിരക്കുകളില്‍ നിന്ന് തെന്നിമാറാന്‍ തിരഞ്ഞെടുക്കുന്ന തീരം. ശ്രീപദ്മനാഭന്റെ ആറാട്ടുകടവ്, ബലിതര്‍പ്പണങ്ങള്‍ നടക്കുന്ന പുണ്യഭൂമി, എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങളും ചരിത്രവും ഉള്‍ക്കൊള്ളുന്ന വിശാലത. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകള്‍! ഇന്ന് വീണ്ടും അവിടംവരെ പോയിരുന്നു. എല്ലാംകൊണ്ടും അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നറിയാമെങ്കിലും ഇന്നവിടെ കണ്ട കാഴ്ചകള്‍ ദേഷ്യവും സങ്കടവും വര്‍ധിപ്പിച്ചതേയുള്ളൂ. പൊട്ടിത്തകര്‍ന്ന റോഡുകള്‍, ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍, കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന നിസ്സഹായാവസ്ഥ…ഇതൊക്കെയാണ് ഇപ്പോഴത്തെ ഇവിടുത്തെ കാഴ്ചകള്‍. ഒരു കലാകാരനെന്ന നിലയ്ക്ക് ഏറ്റവും വേദന തോന്നിയത് സപ്‌തസ്വരമണ്ഡപം കണ്ടപ്പോഴാണ്. പലര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാനൊരു മറ, അത്ര തന്നെ! പെട്ടെന്നോര്‍മ്മ വന്നത് പണ്ടൊരു പ്രകൃതിദുരന്തത്തില്‍ പ്രേതഭൂമിയായിപ്പോയ ധനുഷ്കോടിയിലെ ചില ദൃശ്യങ്ങളാണ്. ഇവിടെയിത് പക്ഷേ പ്രകൃതിദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്. ശംഖുമുഖത്തെ ഒരു ദുഃഖമുഖമാക്കിമാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണ്. അവരല്ലെങ്കില്‍ പിന്നെ ഉത്തരവാദികളാരാണ്? ലോക ടൂറിസം ദിനമാണത്രെ. അല്‍പദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ചില ചിത്രങ്ങളുണ്ട്. തിരുവനന്തപുരം ‘രാജ്യാന്തര’ വിമാനത്താവളത്തിലേക്ക് പെട്ടിയും സഞ്ചികളും തൂക്കി കടപ്പുറത്തിനരികെകൂടി വേഗത്തില്‍ നടന്നുനീങ്ങുന്ന ചിലയാള്‍ക്കാര്‍. റോഡുകളില്ല. ഈ ഫോട്ടോകള്‍ ശ്രദ്ധിക്കൂ, തിക്കും തിരക്കും തടസ്സങ്ങളും കാണൂ. ലോകത്തെവിടെയെങ്കിലുമൊരു വിമാനത്താവളത്തിന് ഇതുപോലൊരു ദുര്‍ഗ്ഗതിയുണ്ടാകുമോ? സംശയമാണ്. ഇങ്ങോട്ടേക്കാണ് നമ്മുടെ സര്‍ക്കാര്‍ എല്ലാ രാജ്യക്കാരെയും നമ്മുടെ സംസ്ഥാനം കാണാന്‍ ക്ഷണിക്കുന്നത്. ഒന്നോര്‍ത്തുപോകുകകയാണ്,കൊച്ചിയിലോ കണ്ണൂരോ ആണെങ്കില്‍ ഒരു വിമാനത്താവളത്തിന് ഇതുപോലൊരു ദുസ്ഥിതി ഉണ്ടാകുമായിരുന്നോ? രാജ്യാന്തര ടൂറിസം നടക്കട്ടെ, പക്ഷേ ആയിരക്കണക്കായ തദ്ദേശവാസികളുടെ ഉപജീവനവും അതിജീവനവും ഇതേ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന സാമാന്യബോധം എന്തുകൊണ്ടാണിവിടുത്തെ ഭരണകൂടങ്ങള്‍ക്കില്ലാതെ പോകുന്നത്? സാധാരണക്കാരന്‍ ആരോടാണ് പരാതിപ്പെടേണ്ടത്? ഈ മേഖലയിലെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ നട്ടം തിരിയുകയാണ്. അവരുടെ കൂട്ടികളും കുടുംബങ്ങളും തികഞ്ഞ പട്ടിണിയിലാണ്. സര്‍ക്കാരിന്റെ തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമായ കോവിഡ് മാനേജ്‌മന്റ് തീരുമാനങ്ങള്‍ തകര്‍ത്തെറിഞ്ഞത് അനേകമനേകം ചെറുകിട വ്യാപാരികളെയും, വിനോദസഞ്ചാരികള്‍ക്കു അവശ്യസാധനങ്ങള്‍ എത്തിച്ചു ഉപജീവനം നടത്തുന്ന ഒരുപിടി പാവപ്പെട്ടവരെയാണ്. ഈയവസ്ഥകള്‍ക്കൊരു മാറ്റം വരാന്‍ നാമിനി എത്ര ദുരന്തങ്ങള്‍ കൂടി വന്നുപോകാന്‍ കാത്തിരിക്കണം? എത്ര നാള്‍ കൂടി? നിര്‍ത്തുകയാണ്. പക്ഷേ ഇവിടുത്തെ സ്ഥിതികള്‍ മെച്ചപ്പെടുത്താനും ജീവിതനിലവാരമുയര്‍ത്താനുമുള്ള എന്റെയും എന്റെ പാര്‍ട്ടിയുടെയും ശ്രമങ്ങള്‍ തുടരുകതന്നെ ചെയ്യും. രാജ്യാന്തര ഭൂപടത്തില്‍ നമ്മുടെ നാടിനെ വീണ്ടും തലയുയര്‍ത്തി നിര്‍ത്താന്‍ വേണ്ട എല്ലാ ജോലികളും ചെയ്യും. നിശ്ചയിച്ചുറപ്പിച്ചതാണത്. പിടിപ്പുകെട്ടതും പാപ്പരായിപ്പോയതുമായ ഈ സര്‍ക്കാര്‍ ലോക ടൂറിസം ദിനവും അഖിലേന്ത്യാ ഹര്‍ത്താലും ഒരേ സമയം നടത്തി വിഡ്ഢിവേഷം കെട്ടുമ്ബോള്‍ നാമെന്തുചെയ്യണം? പരമാവധി മദ്യം വാങ്ങുക, വീട്ടിലിരുന്നു കുടിച്ചുതീര്‍ത്ത് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്ക് കൈത്താങ്ങാകുക എന്നല്ലേ ഭരണകൂടം പറയാതെ പറയുന്നത്? എത്ര നാളിങ്ങനെ? എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ? പ്രതിപക്ഷത്തിന് വിശ്വാസ്യതയില്ല: ബി.ജെ.പി വൻ വിജയം നേടുമെന്ന ഉറച്ച നിലപാടുമായി യോഗി ആദിത്യനാഥ് 'കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിക്കില്ല കോണ്‍ഗ്രസ് ഒരു വലിയ കപ്പല്‍ പോലെയാണെന്ന് കനയ്യ കുമാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചയാള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി: വീഴ്ച വരുത്തിയ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ ശക്തമായ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ടുകാർക്ക് നേരെ ആക്രമണം: വെട്ടിയത് സംഘടിച്ചെത്തിയ ആർഎസ്എസുകാർ എന്ന് പരാതി ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ 50 വയസു കഴിഞ്ഞ വിദേശ തീർത്ഥാടകർക്കും ഉംറ നിർവ്വഹിക്കാം: 18 വയസിന് താഴെയുള്ളവർക്ക് അനുമതിയില്ല 14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ 73 കാരിക്ക് നേരെ പോക്സോ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് കുടുക്കിയതെന്നു പരാതി കുട്ടനാട്ടിലെ എന്നല്ല ആലപ്പുഴയിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശമാണ് കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്ക് എന്ന പ്രദേശം.ആലപ്പുഴ കോട്ടയം ബോട്ട് പാതയിൽ ഏകദേശം ഒരു മണിക്കൂർ അടുത്ത് യാത്ര ചെയ്താൽ മാത്രമാണ് ആർ ബ്ലോക്കിൽ എത്തിച്ചേരാൻ സാധിക്കുക. പുന്നമടക്കായലും വേമ്പനാട്ട് കായലും കടന്ന് മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്കുള്ള യാത്ര കുട്ടനാടൻ കായൽ യാത്രയുടെ എല്ലാ സൗന്ദര്യവും ഇഴചേർന്നതാണ്. മാർത്താണ്ഡൻ കായൽ അവസാനിക്കുന്ന സ്ഥലത്തുനിന്നാണ് ആർ ബ്ലോക്ക് ആരംഭിക്കുന്നത്. ആലപ്പുഴ കോട്ടയം അതിർത്തിയിൽ ആലപ്പുഴ ഭാഗത്തുള്ള അവസാന ബ്ലോക്കുകളിൽ ഒന്നാണ് ചിത്രം 1 മാർത്താണ്ഡൻ കായലിലൂടെ ആർ ബ്ലോക്കിലേക്ക് തുടർന്ന് മുന്നോട്ട് പോകുന്നതിനു മുൻപ് എന്താണ് ഈ ബ്ലോക്ക് എന്ന് ഒന്ന് വിശദമാക്കാം. ഒന്നാം കുട്ടനാടൻ ബ്ലോഗിൽ പറഞ്ഞത് പോലെ കായൽ നികത്തി വയലുകൾ നിർമ്മിക്കാൻ സ്വകാര്യവ്യക്തികൾ ഇറങ്ങിത്തിരിച്ച കാലത്ത് ഈ കായൽ പ്രദേശം മുഴുവൻ തിരുവിതാംകൂർ രാജവംശത്തിൻറെ കീഴിൽ ആയിരുന്നു. അവരുടെ ഓർമയിലാണ് കായലുകൾക്ക് മാർത്താണ്ഡൻ കായൽ എന്നും, റാണി കായൽ എന്നും ചിത്തിര കായൽ എന്നും ഒക്കെ പേര് നൽകിയിരിക്കുന്നത്. കായൽ പ്രദേശം വ്യക്തികൾക്ക് നൽകുന്നതിനുള്ള എളുപ്പത്തിനായി അവയെ പല ബ്ലോക്കുകളായി തിരിച്ച് ഇംഗ്ലീഷ് അക്ഷരങ്ങളുടെ പേര് നൽകുകയുണ്ടായി. എ ബ്ലോക്ക് ബി ബ്ലോക്ക് എന്നിങ്ങനെ. ഓരോ ബ്ലോക്കും അഞ്ഞൂറുമുതൽ ആയിരത്തിയഞ്ഞൂറു വരെ ഏക്കറുകൾ വ്യാപിച്ചതാണ്. ഇതിൽ ആയിരത്തി നാന്നൂറ് ഏക്കർ പരന്നുകിടക്കുന്ന ഒരു ഭൂപ്രദേശമാണ് ആർ ബ്ലോക്ക്. നമുക്ക് ആർ ബ്ലോക്ക് യാത്രയിലേക്ക് മടങ്ങാം. ആർ ബ്ലോക്ക് എത്തുന്നത് വരെ കായലിൻറെ ഇരുകരകളിലും പ്രളയത്തിന് ശേഷം വിതച്ച നെല്ലുകൾ പച്ച പരവതാനി വിരിച്ച പാടങ്ങളാണ്. അങ്ങോട്ട് ചെല്ലുന്തോറും കായൽ കരകളിൽ ജനവാസം കുറഞ്ഞു തുടങ്ങും. ആർ ബ്ലോക്ക് എത്തുന്നതിന് മുൻപായി കായലിൻറെ വലത്ത് ഭാഗത്തായി ഇപ്പോളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു പാടശേഖരം കാണാം. അതാണ് ഇ ബ്ലോക്ക്. ആറു വർഷമായി അവിടെ മട വീണു കിടക്കുകയാണത്രേ. പ്രളയത്തിന് ശേഷം അവിടെ മടയുടെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും വളരെ സാവകാശത്തിലാണ് പണി നീങ്ങുന്നതെന്ന് തദ്ദേശ വാസികൾ പറയുന്നു. കഴിഞ്ഞ ആറു വർഷമായി കൃഷി ഇല്ലാത്തതിനാൽ അവർക്കും കിട്ടിയാൽ കിട്ടി എന്നൊരു ഭാവം ഉള്ളതായി തോന്നി. ചിത്രം 2 മട വീണുകിടക്കുന്ന ഇ ബ്ലോക്ക്. മടയുടെ പണി നടക്കുന്നത് കാണാം ഇ ബ്ലോക്കിന്റെ കാഴ്ചകളിൽ നിന്നും കണ്ണ് ഇടത്ത് ഭാഗത്തേക്ക് മാറുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ഭൂപ്രദേശം കണ്മുന്നിൽ തെളിയും.പതിവ് കുട്ടനാടൻ ബ്ലോക്കുകളിൽ നിന്നും വ്യത്യസ്തമായി പാടശേഖരങ്ങൾക്ക് പകരം തെങ്ങിൻ തോപ്പുകൾ. അതും നൂറു കണക്കിന് തലപോയ തെങ്ങുകൾ. കായൽ വരമ്പിൽ തകർന്ന വീടുകൾ, ഓഫീസ് കെട്ടിടങ്ങൾ, ആകെ കാട് പിടിച്ചു കിടക്കുന്ന പ്രദേശം. ഇംഗ്ലീഷ് സിനിമകളിലും പ്രശസ്തമായ ലോസ്റ്റ് സീരിയലിലും കണ്ടിട്ടുള്ളത് പോലെ ഉപേക്ഷിക്കപ്പെട്ട, എന്നാൽ നല്ലൊരു ഭൂതകാലത്തിന്റെ ഓർമ്മകൾ പേറുന്ന കെട്ടിടങ്ങൾ. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ആർ ബ്ലോക്കിൽ അവശേഷിക്കുന്നുള്ളൂ. പ്രളയത്തെ തുടർന്ന് കുട്ടനാട് വിട്ടുപോയ കുറെ കുടുംബങ്ങൾ ഇപ്പോളും നാട്ടിൽ തന്നെ വീട് വാടകയ്ക്ക് എടുത്ത് അവിടെ ആണ് താമസം. മിച്ചം ഉള്ളത് നൂറോളം ആളുകൾ മാത്രമാണ്. ശരിക്കും നരകതുല്യമാണ് അവിടെ അവശേഷിക്കുന്നവരുടെ ഇപ്പോളത്തെ ജീവിതം. വർഷങ്ങളായി ആ പ്രദേശം വെള്ളത്തിനടിയിലാണ്. അതിനാൽ തന്നെ കാട് കയറി ശുദ്ധജല ദൗർലഭ്യതയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ പോലും ഇല്ലാതെയുമാണ് അവർ ഇപ്പോൾ അവിടെ കഴിയുന്നത്. ഇവരെ പുനഃരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുട്ടനാട്ട്കാരുടെ സ്വഭാവം വെച്ച് അവർ ആ ഭൂപ്രദേശം വിട്ട് അങ്ങനെ പോകാറില്ല. അതിനാൽ എത്ര കുടുംബങ്ങൾ ഒരു പുനരധിവാസത്തിന് തയ്യാറാകുമെന്നത് കണ്ടറിയാം. ചിത്രം 3 ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 4. ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 5 ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 6 ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 7 ആർ ബ്ലോക്കിൽ ആൾ താമസം ഉള്ള ഒരു വീട്. വരാന്തയിൽ വരെ ഇപ്പോളും വെള്ളം ചിത്രം 8 ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 9 ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 10. ആർ ബ്ലോക്ക് കാഴ്ചകൾ ചിത്രം 11 ഉത്സവപ്പറമ്പിലെ വളക്കടകൾ പോലെ കാണുന്ന ഈ ഷെഡുകളിലാണ് ആർ ബ്ലോക്കുകാർ ഇപ്പോൾ താമസിക്കുന്നത് ചിത്രം 12. കിടപ്പ് മുറിയും ഓഫീസുമായി രൂപാന്തരപ്പെട്ട ഒരു ബോട്ട് ജെട്ടിയിൽ അവിടുത്തെ കാവൽക്കാർ ചിത്രം 13 ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് ചിത്രം 14 ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് ചിത്രം 15. ഈ പ്രളയത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഒന്ന് ചിത്രം 16. വർഷങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു വീട്. സൺ ഷേഡ് വരെ ഇപ്പോളും വെള്ളം ചിത്രം 18. പ്രളയത്തെ തുടർന്ന് കൊണ്ടുവന്ന് വെച്ച പമ്പുകൾ. ഡീസൽ ഇല്ലാത്തതിനാൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഒരുകാലത്ത് കുട്ടനാടൻ ടൂറിസത്തിൻറെ അവിഭാജ്യ ഘടകമായ കുട്ടനാടൻ കള്ളിന് ഏറ്റവും പ്രശസ്തമായ പ്രദേശമായിരുന്നു ആർ ബ്ലോക്ക്. നെല്ലിൽ നിന്നും മാറി തെങ്ങും മാറ്റ് മരങ്ങളും വെച്ചു പിടിപ്പിച്ച അവിടെ ഒരു സമയത്ത് ആയിരക്കണക്കിന് തെങ്ങുകൾ ആണ് കുട്ടനാടൻ ഫല സമൃദ്ധിയുടെ നേർക്കാഴ്ചയായി നിന്നിരുന്നത്. അഞ്ഞൂറോളം ചെത്ത് തൊഴിലാളികൾ ആർ ബ്ലോക്കിൽ മാത്രം ജോലി നോക്കിയിരുന്നു എന്ന് പഴമക്കാർ പറയുന്നു. തെങ്ങിൽ നിന്നും നേരിട്ട് ചെത്തി ഇറക്കുന്ന കള്ള് തേടി സഞ്ചാരികൾ കുട്ടനാട്ടിലേക്ക് വഞ്ചി കയറുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലത്തിന്റെ പ്രേതമാണ് ഇന്നത്തെ ആർ ബ്ലോക്ക്. ഈ ഒരു അവസ്ഥയ്ക്ക് കാരണമായി അവിടുള്ളവർ പറയുന്നത് ഇതാണ്. കുട്ടനാടിനെയും ആർ ബ്ലോക്കിനെയും കുറിച്ച് കേട്ട മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഇവിടെ ഏക്കർ കണക്കിന് സ്ഥലം വാങ്ങി കൂട്ടി. കുട്ടനാടൻ ഭൂമിശാസ്ത്രത്തെ കുറിച്ച് ഒരു ധാരണയുമില്ലാത്ത അവർ മറ്റുള്ള ബ്രോക്കർമാരുടെയും മറ്റും വാക്കുകൾ കേട്ട് കുട്ടനാടിന് ചേരാത്ത കൃഷികൾ അവിടെ പരീക്ഷിക്കുകയും അവർ നോക്കാൻ ഏൽപ്പിച്ച ആളുകളുടെ അനാസ്ഥത മൂലം മടകൾ സംരക്ഷിക്കാതെ തകർന്ന് വെള്ളം കയറുകയും ചെയ്തത്രേ. അങ്ങനെ വെള്ളത്തിൽ മുങ്ങിക്കിടന്നപ്പോൾ തെങ്ങുകളും മരങ്ങളും നശിക്കുകയും പുല്ല് കാട് പിടിക്കുകയും ചെയ്തു, ആ മടകൾ കെട്ടി വെള്ളം പറ്റിക്കാൻ ആരും മിനക്കെട്ടില്ല. ഫലമോ? ആ പ്രദേശം ഒരു പ്രേതഭൂമി ആയി പാമ്പുകൾ നിറഞ്ഞു. ഇപ്പോൾ താമസിക്കുന്ന ഓരോ വീട്ടുകാരുടെ കൂടെയും കുറഞ്ഞത് ഒരു പട്ടി എങ്കിലും കൂട്ട് ഉണ്ട്. പാമ്പ് ശല്യം തന്നെ കാരണം. ചിത്രം 19. ആർ ബ്ലോക്കുകാർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കൂടുകൾ ഇതൊക്കെ ആണെങ്കിലും ആർ ബ്ലോക്ക് നിവാസികളെ ഇപ്പോളും ആ സ്ഥലത്ത് നിന്നും വിടാതെ പിടിച്ച് നിർത്തുന്ന ഒരു ഘടകം അവിടുത്തെ മൽസ്യ സമ്പത്താണ്. ജനവാസം കുറവായതിനാൽ വരാൽ, കാരി, കരിമീൻ, കക്കാ ഇറച്ചി എന്നിവയുടെ നല്ലൊരു ശേഖരം ആർ ബ്ലോക്കിലും ചുറ്റിനുമായി ഉണ്ട്. അത് തന്നെ ആണ് അവരുടെ പ്രധാന വരുമാനവും. കുട്ടനാടിൻറെ കണ്ണായ ഈ പ്രദേശത്തിന് അതിൻറെ പ്രതാപകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് സാധ്യമായില്ലെങ്കിലും ബുദ്ധിപരമായ സമീപനത്തിലൂടെ ടൂറിസത്തിലൂടെയോ കൃഷിയിലൂടെയോ കേരളത്തിന് തന്നെ അഭിമാനമായി മാറുന്ന രീതിയിൽ ആർ ബ്ലോക്ക് ഒരിക്കൽ രൂപാന്തരപ്പെടും എന്ന വിശ്വാസത്തോടെ നിർത്തുന്നു. ഞാൻ ഒരു സാദാ പൊള്ളേത്തൈക്കാരൻ. അതെന്തു തൈ ആണെന്ന് ചോദിച്ചാൽ ശബ്ദ താരാവലി എഴുതിയ ശ്രീകന്ടെശ്വരം പിള്ള വരെ ചുറ്റിപ്പോകും. അതിനിവിടെ വലിയ പ്രസക്തി ഇല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല. മൊബൈലിൽ ബ്ലോഗ് വായിക്കുന്നവർ Home ബട്ടൺ അല്ലെങ്കിൽ View web version ഞെക്കി പഴയ പോസ്റ്റുകൾ വായിക്കുവാൻ താല്പര്യപ്പെടുന്നു. Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി| Shutters of Mullaperiyar Dam raised further – News18 Malayalam Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളും 70 സെ.മീ വീതമാണ് ഉയര്‍ത്തിയത്. 1675 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്നിട്ടും ജലനിരപ്പില്‍ മാറ്റമില്ലാത്തതിനാലാണ് ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തിയത്. അതേസമയം മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കുറച്ച് കൂടി വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. 5000 ഘനയടി ജലം തുറന്നു വിട്ടാലും പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറും തുറന്നത്. രണ്ടാം നമ്പർ ഷട്ടറാണ് രാത്രി 9 മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ തുടരുകയാണ്. ഇടുക്കിയിലേക്ക് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചു. Also Read-Aryan Khan| 28 ദിവസത്തിന് ശേഷം ആര്യൻ ഖാൻ ജയിൽ മോചിതനായി; ജയിലിൽ നേരിട്ടെത്തി ഷാരൂഖ് ഖാൻ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ആദ്യം ഉയര്‍ത്തിയത്‌ രണ്ടാം നമ്പർ ഷട്ടറാണ്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയരും. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. Also Read-മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ; ജാഗ്രത മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്. മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലിറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. Mullaperiyar| മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി; പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി Bipin Rawat കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം Mullaperiyar മുല്ലപ്പെരിയാര്‍; കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു Local Body Bypolls എൽഡിഎഫ് ജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും; വൈറൽ വീഡിയോ Bus Strike വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍ Bineesh Kodiyeri 'നല്ല പയ്യനാ; പണ്ട് അറസ്റ്റ് വാറണ്ട് വന്നപ്പോൾ മൂന്നു മാസം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട് പിസി ജോർജ് Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു Local Body Bypolls തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF-17; UDF-13; ഇടമലക്കുടിയില്‍ ബിജെപി KSRTC കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു Super Sharanya സൂപ്പര്‍ ശരണ്യ'യായി യുവ നടി അനശ്വര രാജന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ Gold Price സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാം Vicky Katrina വിക്കിയുടെയും കത്രീനയുടെയും ആസ്തി കോടികൾ; ഇരുവരും ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയവർ Dhyan Sreenivasan ധ്യാൻ ശ്രീനിവാസൻ നായകൻ; പുതിയ ചിത്രം 'പാർട്ട്ണേഴ്സ്' ചിത്രീകരണത്തിന് തയാറെടുക്കുന്നു Covid Vaccine Wastage നൈജീരിയയില്‍ കഴിഞ്ഞ മാസം പാഴായത് 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകളെന്ന് റിപ്പോർട്ട് 2014 ലെ തെരുവ് കച്ചവടനിയമത്തി‍ന്റ അടിസ്ഥാനത്തില്‍ കോട്ടയം നഗരസഭ തിരിച്ചറിയല്‍കാര്‍ഡ് നല്‍കി അംഗീകരിച്ചിട്ടുള്ള തെരുവ് കച്ചവടക്കാരുടെ പട്ടിക ബെനഡിക്ട് പതിനാറാമൻ പാപ്പായും മരണമടഞ്ഞ ജേഷ്ഠസഹോദരൻ ഗെയോർഗ് റാറ്റ്സിങ്കറും ഒരു പഴയ ചിത്രം (AFP or licensors) ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സഹോദരൻറെ നിര്യാണത്തിൽ ഫ്രാൻസീസ് പാപ്പാ അനുശോചിച്ചു. വത്തിക്കാനിൽ വിശ്രമജീവിതം നയിക്കുന്ന “എമിരെറ്റസ്” പാപ്പാ ബെനഡിക്ട് പതിനാറാമൻറെ ജേഷ്ഠസഹോദരൻ മോൺസിഞ്ഞോർ ഗെയോർഗ് റാറ്റ്സിംഗറുടെ (Georg Ratzinger) നിര്യാണത്തിൽ ഫ്രാൻസീസ് പാപ്പാ അനുശോചിക്കുകയും പരേതൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ വേർപാടിൽ താൻ ദുഃഖിക്കുകയും ദൈവം പരേതനെ സ്വർഗ്ഗീയ ഭവനത്തിൽ അവിടത്തെ കാരുണ്യത്തിൽ സ്വീകരിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നത് അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പാപ്പാ വ്യാഴാഴ്‌ച (02/07/20) ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് നല്കിയതായി പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി. സഹോദരൻറെ മരണ വാർത്ത ബെനഡിക്ട് പതിനാറാമൻ പാപ്പാ, തന്നെയാണ് ആദ്യം അറിയിച്ചതെന്ന് കത്തിൽ അനുസ്മരിക്കുന്ന ഫ്രാൻസീസ് പാപ്പാ വേദനയുടെ ഈ വേളയിൽ തൻറെ അഗാധമായ സഹാനുഭൂതിയും ആദ്ധ്യാത്മിക സാമീപ്യവും ഉറപ്പു നല്കുന്നു. സുവിശേഷത്തിൻറെ ശുശ്രൂഷകർക്കായി ഒരുക്കിയിട്ടുള്ള സമ്മാനം ദൈവം പരേതന് നല്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുന്നു. ക്രിസ്തീയ പ്രത്യാശയുടെയും ആർദ്രമായ ദൈവിക സാന്ത്വനത്തിൻറെയും താങ്ങ് ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ലഭിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം ഫ്രാൻസീസ് പാപ്പാ അപേക്ഷിക്കുകയും ചെയ്യുന്നു. വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്ന, 96 വയസ്സ് പ്രായമുണ്ടായിരുന്ന, മോണ്‍സിഞ്ഞോര്‍ഗെയോർഗ് റാറ്റ്സിംഗറുടെ അന്ത്യം ജൂലൈ 1-ന് ബുധനാഴ്ച രാവിലെ ജര്‍മ്മനിയില്‍ റീഗന്‍സ്ബെര്‍ഗിലെ ആശുപത്രിയില്‍വച്ചായിരുന്നു. അദ്ദേഹത്തെ ബെനഡിക്ട് പതിനാറാമൻ പാപ്പാ ജൂണ്‍18-ന് ആശുപത്രിയിലെത്തി സന്ദർശിക്കുകയും 19-Ɔο തിയതി ഈശോയുടെ തിരുഹൃദയത്തിരുനാളില്‍ അദ്ദേഹത്തോടൊരുമിച്ച് ആശുപത്രിയിലെ കപ്പേളയില്‍ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇരുപത്തിരണ്ടാം തീയതിയാണ് 93 വയസ്സുകാരനായ ബെനഡിക്ട് പതിനാറാമൻ പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തിയത്. മോണ്‍സിഞ്ഞോര്‍ഗെയോർഗ് റാറ്റ്സിംഗറുടെ ശവസംസ്ക്കാര കർമ്മം എട്ടാം തീയതി ബുധനാഴ്ച (08/07/20) റീഗൻസ്ബർഗിലെ കത്തീദ്രലിൽ നടക്കും. പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. മിനി എസ്.യു.വി. ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ധാരാളം സ്റ്റോറേജ് സ്‌പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിന് 187 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും ഉണ്ട്. ടാറ്റാ പഞ്ച് ആള്‍ട്രോസിനെ പോലെ 90 ഡിഗ്രി തുറക്കുന്ന ഡോറും 366 ലിറ്റര്‍ ബൂട്ട് സ്‌പേസും ഉണ്ട്. ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്. ‘തെളിവില്ല പോലും’ കര്‍ഷകരുടെ മരണം പ്രക്ഷോഭത്തിനിടെ എന്നതിന് രേഖകളില്ലാത്തതിനാല്‍ നഷ്ടപരിഹാരമില്ലെന്ന് കേന്ദ്രം പോക്‌സോ കേസുകളിലും അട്ടിമറികള്‍; മലപ്പുറത്ത് പഴുതുകളിലൂടെ രക്ഷപ്പെട്ടത് പത്ത് പ്രതികള്‍ ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം പ്രളയജലത്തില്‍ കാല്‍ നനയാതിരിക്കാന്‍ തമിഴ്‌നാട് എം.പിയുടെ ‘കസേരകളി’ മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യു: അഫ്ഗാന്‍ വിട്ട അവസാന യു.എസ് സൈനികന്‍, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില്‍ പണം പിന്‍വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ രോഹിത് ശര്‍മയുടെ വിജയ രഹസ്യം വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍ ധാരാളം ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നുണ്ട്. ഇവരിൽ പലരും ലുക്ക് കണ്ടാണ് ആളുകളെ വിലയിരുത്തുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി കണ്ടെത്തുക 1 ഹുണ്ടായി സേവന കേന്ദ്രങ്ങൾ ആദിലാബാദ്. കാർഡിക്ക് നിങ്ങളെ അംഗീകൃതമായി കണക്റ്റുചെയ്യുന്നു ഹുണ്ടായി സേവന സ്റ്റേഷനുകൾ ഇൻ ആദിലാബാദ് അവരുടെ മുഴുവൻ വിലാസവും ബന്ധപ്പെടാനുള്ള വിവരവും. കൂടുതൽ വിവരങ്ങൾക്ക് ഹുണ്ടായി കാർ ഓപറേഷൻ ഷെഡ്യൂളും സ്പെയർ പാർട്സുകളും താഴെപ്പറയുന്ന സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുക ആദിലാബാദ്. അംഗീകരിച്ചതിന് ഹുണ്ടായി ഡീലർമാർ ആദിലാബാദ് ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക ഈ ബാങ്കുദ്യോഗസ്ഥന്‍ പുഴുക്കളെ വളര്‍ത്തിയതിന് പിന്നില്‍: കോഴിക്കും മീനിനും തീറ്റച്ചെലവ് കുറയ്ക്കാം, അടുക്കള മാലിന്യം സംസ്കരിക്കാം ’14-ാം വയസ്സു മുതല്‍ അമ്മ ചുമടെടുക്കാന്‍ തുടങ്ങി… ആ അധ്വാനമാണ് എന്നെ ഡോക്റ്ററാക്കിയത്’: മകന്‍റെ ഹൃദയം തൊടുന്ന കുറിപ്പ് ശുചിത്വം, മാലിന്യ സംസ്‌കരണം: കേരളത്തിന് ഇങ്ങനെയൊരു നിലപാട് മതിയോ ഡോ. പ്രതിഭ ഗണേശൻ, വി.ആർ. രാമൻ TrueCopy Think ശുചിത്വം, മാലിന്യ സംസ്‌കരണം: കേരളത്തിന് ഇങ്ങനെയൊരു നിലപാട് മതിയോ? ഖര- ദ്രവ മാലിന്യങ്ങളുടെ സമുചിതമായ സംസ്‌കരണം പൊതുജനാരോഗ്യ നേട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിലും സാമൂഹ്യ ശുചിത്വത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശുചിത്വ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ഇന്ന് കേരളം എവിടെ നില്‍ക്കുന്നുവെന്നും കേരളത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള സാധ്യതകളും എന്തൊക്കെയാണെന്നും, കേന്ദ്ര സര്‍ക്കാരിന്റെ 2021-22 ബജറ്റിന്റെയും രണ്ടു സംസ്ഥാന ബജറ്റുകളുടെയും (ജനുവരി 15, ജൂണ്‍ നാല്, 2021) അടിസ്ഥാനത്തിലും, കേരളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിശകലനത്തിലൂടെയും പരിശോധിക്കുകയാണ്. ആദ്യം ദ്രവ മാലിന്യത്തെകുറിച്ചും പിന്നീട് ഖര മാലിന്യത്തെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. സുരക്ഷിത ശുചിത്വം ദ്രവ മാലിന്യങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ചേര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതശുചിത്വത്തിന്റെ സൂചകങ്ങളായി കാണുന്നത് 1) ഒന്നിലധികം വീട്ടുകാര്‍ പങ്കിട്ടുപയോഗിക്കുന്നതരം കക്കൂസുകളുടെ (shared sanitation) സ്ഥാനത്ത് ഓരോ വീടിനും സ്വന്തമായ കക്കൂസ് ഉണ്ടാകുക 2) ശേഖരിച്ച കക്കൂസ് മാലിന്യം അവിടെ തന്നെയോ അതോ ദൂരെയോ സംസ്‌കരിക്കാനാവശ്യമായ ശാസ്ത്രീയ സംവിധാനം ഉണ്ടാവുക എന്നിവയെയാണ്. കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ ശേഖരണ സംവിധാനങ്ങളോട് (containment structures) കൂടിയ, പങ്കിട്ടുപയോഗിക്കാത്തതരം സ്വന്തമായ കക്കൂസുകള്‍ ഏതാണ്ട് മുഴുവന്‍ വീട്ടുകാര്‍ക്കും ഉണ്ട്. എന്നാല്‍ ശേഖരിച്ച മാലിന്യം അവിടെ തന്നെയോ ദൂരെയൊ സംസ്‌കരിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇപ്പോഴും നമുക്കില്ല. കേരളത്തിലെ മിക്കവാറും എല്ലാ വീടുകളിലും ഒന്നോ അതിലധികമോ കക്കൂസുണ്ട്. ഈ കക്കൂസുകളിലെ മാലിന്യം ശേഖരിക്കപ്പെടുന്നത് മിക്കവാറും സെപ്റ്റിക് ടാങ്കുകളിലോ പിറ്റുകളിലോ ആണ്. ഈ രണ്ടു തരം ശേഖരണ സംവിധാനങ്ങളിലും നിറയുന്ന മാലിന്യം സമയാസമയം സെക്കന്ററി ട്രീട്‌മെന്റിന് വിധേയമാക്കേണ്ടത് പരിസര ശുചിത്വത്തിന് അത്യാവശ്യമാണ്. ഇത്തരം ട്രീട്‌മെന്റിന് ആവശ്യമായ കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ സാങ്കേതികവിദ്യ ലഭ്യമാണെങ്കിലും ഇവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മാലിന്യ സംസ്‌കരണം കേരളത്തില്‍ കാര്യമായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. നദികളിലേക്കും കനാലുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒക്കെ ഒഴുക്കിവിട്ട് അവയുടെ മലിനീകരണത്തിനും തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്ന അശാസ്ത്രീയ രീതിയില്‍ തന്നെയാണ് കേരളത്തിലെ കക്കൂസ് മാലിന്യം ഇപ്പോഴും കൈകാര്യം ചെയ്യുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ദ്രവമാലിന്യം ഉറവിടത്തില്‍ തന്നെ ശേഖരിച്ചു സംസ്‌കരിക്കുന്ന സാങ്കേതിക വ്യവസ്ഥകളും നിലവിലുണ്ട്. കക്കൂസ് നിർമാണത്തിന് ഇന്ത്യാ ഗവണ്‍മെൻറ് പൊതുവില്‍ പ്രോത്സാഹിപ്പിക്കുന്നത് ഇരട്ട ലീച്ച് പിറ്റുകളാണ്. എന്നാല്‍ കേരളം പോലെ ജലനിരപ്പ് ഏറെ മുകളിലുള്ള പ്രദേശങ്ങളില്‍ ഇത്തരം ഡിസൈനുകള്‍ ഗുണം ചെയ്യില്ല. ടി.എം. തോമസ് ഐസക്ക്, കെ.എന്‍. ബാലഗോപാല്‍ ഖരമാലിന്യ സംസ്‌കരണവും സുരക്ഷിത ശുചിത്വവും കേരളത്തില്‍ എന്നാല്‍ പുതിയ കെ. എന്‍. ബാലഗോപാലിന്റെ ആദ്യ ബജറ്റ് പ്രസംഗത്തില്‍ മുകളില്‍ പറഞ്ഞ പ്രാഥമികതകള്‍ കാണുന്നില്ല. ആകെയുള്ള സൂചന, ലോക പരിസ്ഥിതി ദിന തീം ആയി ബന്ധപ്പെട്ട് എക്കോസിസ്റ്റം റെസ്റ്റോറേഷനുവേണ്ടി ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിന് നീക്കിവച്ച 500 കോടി രൂപയില്‍ ആദ്യത്തെ ഗഡുവായ 50 കോടി രൂപയാണ്. എന്തുകൊണ്ടായിരിക്കും ഇത്? രണ്ടാം പിണറായി സര്‍ക്കാര്‍ അതിന്റെ ആദ്യഘട്ടത്തിലെ ഹരിതകേരളലക്ഷ്യങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഖരമാലിന്യ സംസ്‌കരണത്തെ അതര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഏറ്റെടുക്കില്ലേ? അതോ കേന്ദ്ര ഫണ്ടിംഗ് കൊണ്ട് നടത്താന്‍ പറ്റുന്ന ചുരുങ്ങിയ ലക്ഷ്യങ്ങളില്‍ ഇവ ഒതുങ്ങിപ്പോകുമോ? ലോക ബാങ്ക് സഹായത്തോടെ മാത്രം മാലിന്യ സംസ്‌കരണം കേരളത്തില്‍ നടത്തിയാല്‍ മതിയാകുമെന്ന മുന്‍കാല സര്‍ക്കാരുകളുടെ നിലപാടുകളില്‍ നിന്നു വ്യതിചലിച്ച് സ്വന്തം നിലയില്‍ക്കൂടി ഇക്കാര്യങ്ങള്‍ ഏറ്റെടുക്കാനും, നേതൃത്വം കൊടുക്കാനും, ഇന്ത്യക്ക് മാതൃക കാട്ടാനും കേരളത്തിന് കഴിയണം, കഴിയും, അതിനു വേണ്ട സത്വര നടപടികള്‍ ഉണ്ടാകണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യം ശേഖരിച്ച് പ്രോസസ്സ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യുന്ന രീതിയാണ് ജനുവരിയിലെ സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്തത് Photo: Haritha Keralam Mission, Fb Talking Trash പ്ലാസ്റ്റിക് കോര്‍പറേറ്റുകള്‍ നമ്മെ ഭരിക്കുന്നത് ഇങ്ങനെ മാലിന്യ സംസ്‌കരണത്തെ ക്കുറിച്ച് മനസ്സിലാക്കേണ്ട സുപ്രധാന കാര്യം, ഇത് അടിസ്ഥാന സൗകര്യം ഒരുക്കുന്ന ജോലി മാത്രമല്ല, ഇതിന് ഒരുപാടു വശങ്ങളും, പ്രക്രിയകളും, ദൂരവ്യാപക ഫലങ്ങളും ഉണ്ട് എന്നതും കൂടിയാണ്. ചിലപ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാകും എന്നതിനാല്‍ ഈ പദ്ധതികള്‍ പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പിലാക്കേണ്ടവയല്ല, മറിച്ച്, കാര്യങ്ങള്‍ വിശദമായി പഠിച്ചു നടപ്പിലാക്കേണ്ടവയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോയി ഏറ്റവും ഉചിത തീരുമാനമെടുക്കുന്ന രീതിയാവും ഇവിടെ ഗുണം ചെയ്യുക. കോവിഡ് മഹാമാരി നിറഞ്ഞാടുന്ന കാലമാണ്. അതുകൊണ്ടുതന്നെ ശ്രദ്ധ ഏറ്റവും കൂടുതല്‍ വേണ്ട മേഖലയും അതാണ്. പക്ഷെ ശുചിത്വവും മാലിന്യ സംസ്‌കരണവുമൊക്കെ ആരോഗ്യരക്ഷയുടെ കേന്ദ്രബിന്ദുവായി വരേണ്ടതും മഹാമാരിയുടെ പശ്ചാത്തലത്തിലും അത്രതന്നെ പ്രധാനമാണ്, പ്രത്യേകിച്ചും കേരളം പോലെയുള്ള ഒരു സംസ്ഥാനത്തില്‍. അത്തരം രാഷ്ട്രീയ- പാരിസ്ഥിതിക പ്രതിഫലനങ്ങള്‍ ബജറ്റുകളില്‍ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. വാട്ടർ എയ്ഡ് എന്‍.ജി.ഒയുടെ നയരൂപീകരണ ഗവേഷണ വിഭാഗം മേധാവി. കഴിഞ്ഞ 5വർഷം മായി നഗരസഭകളിൽ വേസ്റ്മനജ്‌മെന്റി നു ചിലവഴിച്ചത് കോടികൾ വരും വിജയിച്ചു എന്ന് പറയാവുന്നദ് രണ്ടോ മുന്നോ മാത്രം വീടുകളിൽ ജൈവ മാലിന്യം സുമസ്കരിക്കുന്നതിന് കോടികളുടെ ബിന്നുകളും പ്ലാന്റ്റുകളും ആണ് 90%സുബ്സീഡി നിരക്കിൽ നൽകിയത് ആവശ്യമായ മുന്നൊരുക്കവും ബോധവൽക്കരുണം ഇല്ലാതെ നൽകിയതുകൊണ്ട് 90%വും പ്രവർത്തനരഹിതും ഫണ്ട്‌ ചിലവാക്കി മാച്ച് മാസത്തിൽ കണക്കു ഒപ്പിക്കുന്നു നഗരസഭകൽ കേന്ദ്രീകരിച്ചു കണക്കെടുത്താൽ അംബാരിപ്പിക്കുന്ന കണക്കുകൾ ആവും കണ്ടതനവുക പ്രവർത്തനം മോണിറ്റർ ചയ്യുന്നതിനു ഒരുപാട് ഏജൻസി കൾ ഉണ്ട് നോക്കുന്നത് panum ചിലവഴിച്ചതുമാത്രഉം സമൂഹത്തിന് എന്ത് ഗുണഉം ഉണ്ടായി എന്ന് പരിശോദിക്കുന്നില്ല നഗരസഭകളിലേ wastumanagment ഒരു വെള്ളാനയാണ് ആയതിന് ആരു മണിക്കെട്ടും എന്നതാണ് പ്രശ്നും 30വർഷത്ത പരിചയത്തിന്റ അടിസ്ഥാനത്തിൽ എഴുതിയതാണ് കൊച്ചുതോപ്പിലെ 16 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സ്‌കൂള്‍ വാസം ഇനിയും എത്ര കാലം? ഇലക്ട്രിക് വാഹന വിപ്ലവം പരിസ്ഥിതിക്ക് രക്ഷയോ ശിക്ഷയോ ? നാം കാലാവസ്ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്, മതി എന്നു പറയാൻ സമയമായി 344 കോടിയുടെ പദ്ധതി കൊണ്ട് ചെല്ലാനം തീരസംരക്ഷണം എത്രമാത്രം സാധ്യമാണ്? മരിച്ചത് കുടുംബത്തിലെ 43 പേര്‍; ഒരു രാത്രികൊണ്ട് ആരുമില്ലാതായവന്‍, ദീപന്‍ ‘ഞങ്ങൾ സ്കൂൾ മുടക്കം തുടങ്ങിയിട്ട് 150 ആഴ്ച പിന്നിട്ടു, നിങ്ങളിപ്പോഴും പറ്റിച്ചുകൊണ്ടിരിക്കുകയാണ്’ കൊച്ചി∙ ആലുവയില്‍ നിയമ വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി പി. രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും തീരുമാനിച്ചു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്പെക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മോഫിയയുടെ സഹപാഠികൾ എസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവത്തിൽ 17 നിയമ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈൽ (27 ഭർതൃമാതാവ് റുഖിയ (55 പിതാവ് യൂസഫ് (63) എന്നിവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിലാണു പ്രതികളുള്ളത്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Category Select പാചക കുറിപ്പ് കുറിപ്പുകള്‍ ചിത്രങ്ങള്‍ അനുഭവങ്ങള്‍ കുട്ട്യോളുടെ മാഷ് അഭിമുഖം കാർട്ടൂൺ നാടകം പരിപാടികൾ വാർത്തകൾ വിവരണങ്ങള്‍ ലേഖനങ്ങള്‍ പരീക്ഷണങ്ങള്‍ കണക്കിലെ കളികള്‍ ശാസ്ത്രവെളിച്ചം കളിക്കൂട്ടം പുസ്തക പരിചയം കഥ കവിത മുഖമൊഴി uncategorized മലയാളസിനിമകള്‍ക്കായി തിരക്കഥ എഴുതിയവരുടെ ഒരു പട്ടിക താഴെ കാണാം. കഥാകൃത്തിന്റെ പേരിന്‍റെ ആദ്യാക്ഷരം വച്ച് പട്ടികകളായിയാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഓരോ പട്ടികകളായി ഇവയെ കാണാം. വ്യക്തികള്‍ക്ക് നേരെ കാണുന്ന നമ്പരുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവരവരുടെ സിനിമകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കാണാനാവും. മൂന്നര പതിറ്റാണ്ട് മുെമ്പാരു സുമ്മോഹന ദിനത്തിൽ, കൃത്യമായിപ്പറഞ്ഞാൽ 1984 ഏപ്രിൽ രണ്ടിന്, ഇന്ത്യൻ എയർഫോഴ്സിലെ സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി. ആ ചരിത്ര നിമിഷത്തിൽ രാജ്യത്തിെൻറ ആശംസകളും അഭിനന്ദനങ്ങളുമറിയിച്ചശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശർമയോട് തിരക്കി: ആകാശത്തുനിന്ന് കാണുേമ്പാൾ എങ്ങനെയുണ്ട് ഇന്ത്യ? പ്രകാശ വേഗത്തിലായിരുന്നു മറുപടി-'പൂർണ അഭിമാനത്തോടെ പറയാൻ കഴിയും-സാരേ ജഹാംസേ അച്ഛാ ഇന്ത്യയെ വർണിക്കാനും അഭിവാദ്യമറിയിക്കാനും ഇതിലേറെ മനോഹരമായൊരു പ്രയോഗമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവണം ആകാശമേലാപ്പിൽ നിൽക്കുേമ്പാഴും അഭിമാനിയായ ഒരു ഇന്ത്യക്കാരൻ വിശ്വകവി അല്ലാമ ഇഖ്ബാലിനെ കടംകൊണ്ടത്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം ആഘോഷിക്കവേ ഇന്ത്യയുടെ പല കോണുകളിലും, ഇന്ത്യയെ സ്നേഹിക്കുന്നവരുള്ള ഓരോ മുക്കുമൂലകളിലും മുഴങ്ങുന്നുണ്ട് ആ വരികൾ. എന്നാൽ, ഒരു ദേശീയ സർവകലാശാലയിലെ ഉർദു ദിനാഘോഷത്തിന് ഇഖ്ബാൽ ചിത്രമുള്ള പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്, കാരണംകാണിക്കൽ നോട്ടീസ് ലഭിക്കാനും അന്വേഷണം നേരിടാനും തക്ക അപരാധമായി മാറിക്കഴിഞ്ഞ പുതിയ ഇന്ത്യയിലിരുന്നാണ് ഹം ബുൽ ബുലേ ഹെ ഇസ്കി യേ ഗുലിസ്താൻ ഹമാരാ (നാം ഇവിടത്തെ വാനമ്പാടികൾ, ഇതു നമ്മുടെ പൂങ്കാവനവും) എന്ന് നമുക്ക് പാടേണ്ടിവരുന്നത്. ലോക ഉർദു ദിനമായ നവംബർ എട്ടിന് (അല്ലാമ ഇഖ്ബാലിെൻറ ജന്മദിനമാണന്ന്) ബനാറസ് ഹിന്ദു സർവകലാശാലയിലെ ഉർദു വകുപ്പ് സംഘടിപ്പിച്ച വെബിനാറിെൻറ സോഷ്യൽ മീഡിയ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററുകളിലൊന്നിലാണ് ഇഖ്ബാലിെൻറ ചിത്രം ഉൾക്കൊള്ളിച്ചിരുന്നത്. സംഘ്പരിവാർ വിദ്യാർഥി സംഘടന പ്രതിഷേധിച്ചതോടെ പോസ്റ്റർ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു; പകരം സർവകലാശാലയുടെയും ഹിന്ദു മഹാസഭയുടെയും സ്ഥാപകനും ഉർദു ഭാഷാവിരോധികളുടെ കാരണവസ്ഥാനീയനുമായ പണ്ഡിത് മദൻ മോഹൻ മാളവ്യയുടെ ചിത്രമുള്ള ഒന്ന് പുറത്തിറക്കി. ഉർദു വകുപ്പ് മേധാവി അഫ്താബ് അഹ്മദിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനുപുറമെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു. സ്വാതന്ത്ര്യത്തിെൻറ അമൃത മഹോത്സവ പോസ്റ്ററിൽനിന്ന് നെഹ്റുവിനെ വെട്ടിമാറ്റിയവർ ഇഖ്ബാലിനെ വെറുതെവിടുമെന്ന് വിചാരിക്കാൻ ന്യായമില്ല. എന്നാൽ, അവർ യഥാർഥത്തിൽ ഉന്നംവെക്കുന്നത് ഇഖ്ബാലിനെയല്ല, മറിച്ച് ഒരു ഭാഷയെയും സമുദായത്തെയുമാണ് എന്ന് വ്യക്തം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന്, സാംസ്കാരിക-കലാവിഷ്കാരങ്ങൾക്ക്, സാക്ഷരത ദൗത്യങ്ങൾക്ക് കനപ്പെട്ട സംഭാവനകളർപ്പിച്ച ഘടകങ്ങളിൽ വിലയിടാനാവാത്ത സ്ഥാനമുണ്ട് ഉർദു ഭാഷക്ക്. 1875ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാളികളുടെ ഔദ്യോഗിക ഭാഷയാകയാൽ രാജ്യത്തെ ഞെരിച്ചമർത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം വെറുത്തതും ഉർദുവിനെയാണ്. ക്രമേണ മുസ്ലിംകളുടെ ഭാഷയെന്ന് മുദ്രകുത്തി അവരോടുള്ള സകല വിദ്വേഷവും ഉർദുവിനുമേലും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. 1967ൽ ഉർദുവിനെ ഉത്തർ പ്രദേശിലെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കാൺപുർ കലക്ടറേറ്റിനും യു.പി സെക്രട്ടേറിയറ്റിനും മുന്നിൽ നിരാഹാര സത്യഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ചത് പണ്ഡിറ്റ് ദേവ് നാരായൺ പാണ്ഡേയും ജയ് ബഹാദൂർ സിങ്ങുമാണെന്നതൊന്നും ഭാഷക്ക് മതത്തിെൻറ നിറം ചാർത്തി നൽകുന്നവർ ഓർക്കുന്നില്ല. പകരം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളിൽനിന്ന് ഉർദുവിനെ ഒഴിവാക്കാനായി മുറവിളി കൂട്ടുകയാണ് ഹിന്ദുത്വ ശക്തികൾ. ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലെ സ്ഥലനാമ സൂചന ബോർഡുകളിൽനിന്ന് ഉർദു വൈകാതെ തുടച്ചുമാറ്റപ്പെടും. ദീപാവലിക്കാലത്ത് ഇറങ്ങിയ പരസ്യത്തിൽ ഉർദുവാക്ക് ഉൾക്കൊള്ളിച്ചതിെൻറ പേരിൽ മുൻനിര വസ്ത്ര ബ്രാൻഡിനെ ബഹിഷ്കരിക്കാൻ ആഹ്വാനം മുഴങ്ങിയതും പരസ്യം പിൻവലിക്കാൻ നിർബന്ധിതരായതും ഏതാനും ആഴ്ചകൾ മുമ്പ് മാത്രമാണ്. അനശ്വര സ്നേഹത്തിെൻറ ഒട്ടേറെ ഗീതങ്ങൾക്ക് ജന്മംനൽകാൻ സൗഭാഗ്യം ലഭിച്ച ഒരു ഭാഷയാണ് ദൗർഭാഗ്യവശാൽ വർഗീയ ചിന്തകരുടെ സാംസ്കാരിക കർസേവക്ക് പാത്രമായിക്കൊണ്ടിരിക്കുന്നത്. ഉർദുവിനെ ദുർബലപ്പെടുത്തിയാൽ ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക ഐക്യത്തിനും പരിക്കേൽപിക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ട്. പാലക്കാട്: സർവീസ് പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിച്ച് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നും, പെൻഷൻ പരിഷ്കരണ, ക്ഷാമബത്താ കുടിശികയുടെ 3 ഉം 4 ഉo ഗഡുക്കൾ പെൻഷൻകാർക്ക് ഉടനെ ലഭ്യമാക്കണമെന്നും, നെല്ലായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹാളിൽ വച്ച് ചേർന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കെഎസ്എസ്പിഎ നെല്ലായ മണ്ഡലം കമ്മറ്റി രൂപീകരണ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് എം. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം, UID എന്നത് ആശയപരമായി കുറവുകളുള്ളതും, തീവ്രമായി പ്രോത്സാഹിക്കപ്പെട്ട, ലക്ഷ്യമില്ലാതെ നിര്‍ബന്ധിപ്പിക്കപ്പെട്ട, അപകടകരമായ ഘടനയോട് കൂടിയ, നിയമ വിരുദ്ധമായും സുതാര്യതയില്ലാതെയും നിര്‍മ്മിച്ച, അറിവില്ലാതെയും ഗൂഢമായും നടപ്പാക്കിയതുമാണ്. 1. കുറവുള്ളത്. ലക്ഷ്യങ്ങള്‍. a. ദരിദ്രര്‍ക്ക് ഒരു id ഇല്ല. b. id ഇല്ലാത്തതിനാല്‍ അവരെ ക്ഷേമ പരിപാടികളില്‍ നിന്ന് ഒഴുവാക്കുന്നു, c. ക്ഷേമ തുടര്‍ന്ന് വായിക്കൂ → UID (ആധാര്‍) യെ ഓര്‍ത്ത് നാം എന്തുകൊണ്ട് വേവലാതിപ്പെടണം? പുതിയ കാര്യങ്ങള്‍ വരുന്നു, ചില പഴയ കാര്യങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഉദാഹരണത്തിന് കത്ത്. ഇന്റര്‍നെറ്റ് മെയില്‍ അതിനെ മാറ്റി. ടെലഗ്രാം ഇല്ലാതെയായി. ടെലഗ്രാമിന്റെ സംസ്കാരം നമുക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ദക്ഷത നഷ്ടപ്പെട്ടില്ല. നാം ഇത്തരത്തിലുള്ള തകര്‍ക്കലിനെ അംഗീകരിക്കണം. നാശത്തിനായുള്ള തകര്‍ക്കല്‍. ഇതിനകം നിലനില്‍ക്കുന്ന ഒന്നിനെ നശിപ്പിക്കാനായുള്ളവയാണ് അത്. അതിനെ മാറ്റി പുതിയതിനെ തുടര്‍ന്ന് വായിക്കൂ → പ്രയോഗത്തില്‍ മാത്രമല്ല തത്വത്തിലും ആധാര്‍ ഒരു ദുരന്തമാണ് ആധാർ നല്ല ഒരു പരിപാടിയാണ്. പക്ഷേ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ട്. ഇത് നോട്ട് നിരോധനം പോലെയാണ്. ധാരാളം ആളുകൾക്ക് ഇത് നല്ലതാണോ ചീത്തയാണോ എന്ന ആശയക്കുഴപ്പം ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ സംശയമൊന്നും വേണ്ട. ആധാറിൽ നല്ലതൊന്നുമില്ല. രണ്ട് ഭരണഘടനയുടെ തത്വങ്ങൾ തുടര്‍ന്ന് വായിക്കൂ → ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 തുടര്‍ന്ന് വായിക്കൂ → ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ തുടര്‍ന്ന് വായിക്കൂ → ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni തുടര്‍ന്ന് വായിക്കൂ → നിര്‍ബന്ധിതമായി വിരലടയാളം ആവശ്യപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യം – ഗാന്ധി സ്വതന്ത്രരായ മനുഷ്യര്‍ക്കെതിരെ ലോകത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം നടത്തിയതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഓര്‍ഡിനന്‍സ് വഴി വിരലടയാളം കൊടുക്കുന്നത് പൂര്‍ണ്ണമായും അസാധാരണത്വം ആണ്. ഇതിനെക്കുറിച്ച് ഒരു വീക്ഷണമുണ്ടാക്കനായി ചില പ്രബന്ധങ്ങള്‍ വായിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനായ ഹെന്‍റി തുടര്‍ന്ന് വായിക്കൂ → ആധാറില്ലാത്ത ഗര്‍ഭിണിയായ സ്ത്രീ ഗുരുഗ്രാം ആശുപത്രി കവാടത്തിന് മുമ്പില്‍ പ്രസവിച്ചു ബയോമെട്രിക് സംവിധാനത്തില്‍ കള്ള വിരലടയാളത്തിന് ശരിക്കുള്ളതിനെ അനുകരിക്കാനാകും എല്ലാ ലേഖനങ്ങളും കാണാന്‍ ആധാര്‍ വിഭാഗം സന്ദര്‍ശിക്കുക. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. മുമ്പത്തെ ലേഖനം കൂണുകള്‍ക്ക് ലോകം രക്ഷിക്കാന്‍ കഴിയും അടുത്ത ലേഖനം നാസികളെ വാഴ്ത്തുന്നതിനെ കുറ്റപ്പെടുത്തുന്ന പ്രമേയത്തിനെതിരെ അമേരിക്ക വീറ്റോ നടത്തി ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ? ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. കല്യോട്ട് വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ഈ വാര്‍ഡില്‍ സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ത്ഥിയില്ല. ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന പുല്ലൂര്‍ പെരിയ സമീപകാലത്താണ് ഇടത്തോട്ടേക്ക് ചാഞ്ഞത്. ശരത്തിന്റെയും കൃപേഷിന്റെയും വീടുള്ള കല്യോട് വാര്‍ഡിലടക്കം പഞ്ചായത്തൊന്നാകെ പ്രചാരണവിഷയം ഇരട്ടക്കൊലപാതകമായിരുന്നു. Previous Previous post: റാന്നി-അങ്ങാടി ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു Next Next post: കാസര്‍കോട് നഗരസഭയിലെ ഒമ്പതുവാര്‍ഡുകളില്‍ യു.ഡി.എഫിന് ജയം; ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ലീഗ് വിമതര്‍ക്ക് വിജയം സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… Home/Cinema/ത്രില്ലടിപ്പിക്കാൻ എം.പത്കുമാറിന്റെ പത്താം വളവ്: സവിഷേതകളേറെ ത്രില്ലടിപ്പിക്കാൻ എം.പത്കുമാറിന്റെ പത്താം വളവ്: സവിഷേതകളേറെ ജോസഫിനും, വിശാലമായ ക്യാൻവാസിൽ ചിത്രീകരിച്ച മാമാങ്കത്തിനും ശേഷം എം.പത്കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പത്താം വളവ് നിരവധി സവിശേഷതകളോടെയാണ് ഒരുങ്ങുന്നത്. യു.ജി.എം. എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഡോ.സഖറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ ,പ്രിൻസ് പോൾ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ ആദ്യ ഘട്ട ചിത്രീകരണം തൊടുപുഴ, വാഗമൺ, എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് കേരള ജനതയുടെ മന:സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഒരു തികഞ്ഞ ഫാമിലി ത്രില്ലർ സിനിമയായിരിക്കും പത്താം വളവ്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടേയും അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. Also Read:‘മമ്മൂട്ടിക്ക് പദ്മഭൂഷണ്‍ കിട്ടാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയം കാരണം’: ജോൺ ബ്രിട്ടാസിന് പിന്തുണയുമായി എന്‍.പി ഉല്ലേഖ് മലയാള സിനിമയിലെ നായികാ പദവിയിൽ ഏറെ തിളങ്ങിയിരുന്ന മുക്തയുടെ മകൾ അഞ്ചു വയസ്സുകാരി കണ്മണി ചിത്രത്തിലെ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ചെറുപ്രായത്തിൽത്തന്നെ സംഗീതം, മോണോ ആക്ട് തുടങ്ങി നിരവധി കലാരംഗങ്ങളിൽ മികവു പ്രകടിപ്പിക്കാൻ അവസരം ലഭിച്ച കുട്ടിയാണ് കണ്മണി. യുട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിനു പ്രേഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയ കുട്ടിയാണ്. റിമി ടോമിയുടെ യുടൂബ് ചാനലിലെ കുക്കറി ഷോ കണ്മണി ഏറെ പ്രശസ്തയാണ്. റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിനേക്കൂടി പത്കുമാർ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നുണ്ട്. അമലാ പോൾ നിർമ്മിച്ച്, ഏറെ ശ്രദ്ധേയമായ കഡാവർ, എന്ന തമിഴ് ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് അഭിലാഷ് പിള്ളയുടെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള കടന്നുവരവ്. മലയാളത്തിലെ ആദ്യ ചിത്രമാണ് പത്താം വളവ്. അതിഥി രവിയും ശ്വാസികയുമാണ് നായികമാർ. സോഹൻ സീനു ലാൽ ‘അനീഷ്.ജി.മേനോൻ ജാഫർ ഇടുക്കി, രാജേഷ് ശർമ്മ ,നിസ്താർ അഹമ്മദ്, ബോബൻ സാമുവൽ, ഷാജു ജീധർ ,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജിൻ്റേതാണ് സംഗീതം. രതീഷ് റാം ഛായാഗ്രഹഞവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം, രാജീവ് കോവിലകം. മേക്കപ്പ്, ജിതേഷ് പൊയ്യ. കോസ്റ്റ്യും – ഡിസൈൻ – അയിഷാ ഷഫീർ ‘ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഉല്ലാസ് കൃഷ്ണ. പ്രൊജക്റ്റ് ഡിസൈൻ – നോബിൾ ജേക്കബ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷിഹാബ് വെണ്ണല. ഈ ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. നാദിർഷ 'ഈശോ' എന്ന് പേരിട്ടതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്: വൈദികൻ സ്‌പൈഡർമാൻ നോ വേ ടു ഹോം ഡിസംബറിൽ പ്രദർശനത്തിനെത്തും സ്റ്റാര്‍ മാജിക്ക് പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയണം: രേവതി മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല: സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ് ഇതാണൊടീ നിന്റെ ഡെഫിനിഷ്യന്‍ ഫോര്‍ ന്യൂ ജന്‍, പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും: സോഷ്യൽ മീഡിയയിൽ വിമർശനം ഇത്രേം വലിയ വൃത്തികേട് വിളിച്ച്‌ പറയാന്‍ നാണമില്ലേ, എന്ത് ദുരന്തമാണ് ഇവരുടെ വായില്‍നിന്ന് വരുന്നത്: ശ്രീലക്ഷ്മി ‘ഇങ്ങനെ മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’: വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ പ്രവീണ സിനിമാ ഷൂട്ടിങ്ങിനിടെ നടിക്ക് അപകടം, ഷൂട്ടിങ് മാറ്റിവച്ചു ഹിന്ദി വെബ് സീരീസ് ഒരുക്കാൻ പൃഥ്വിരാജ് ‘പാല്‍ നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’; പാലഭിഷേകത്തിനെതിരെ സല്‍മാന്‍ ഖാന്‍ BLURB: ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സാമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു. ആപ്പിൾ മാപ്‌സ് സ്പീഡ് ക്യാമറകൾ, അപകടങ്ങൾ, ട്രാഫിക് ജാം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കും ഞാൻ മാക്കിൽ നിന്നാണ് ആപ്പിൾ മാപ്‌സ് സ്പീഡ് ക്യാമറകൾ, അപകടങ്ങൾ, ട്രാഫിക് ജാം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കും എല്ലാ വാർത്തകളും നല്ലതാണ്, ഈ സാഹചര്യത്തിലാണ് ഇത് സ്ഥിര റഡാറുകൾ, ഞങ്ങൾ റൂട്ട് അടയാളപ്പെടുത്തിയ റോഡിൽ സംഭവിക്കുന്ന അപകടങ്ങൾ, ട്രാഫിക് ജാം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുക. ട്രാഫിക് ജാമുകൾ അല്ലെങ്കിൽ നിലനിർത്തലുകൾ സംബന്ധിച്ച്, നിരവധി ലൈനുകളുള്ള ട്രാഫിക് സാന്ദ്രത കാണിക്കുമ്പോൾ ആപ്ലിക്കേഷനിൽ ഇപ്പോൾത്തന്നെ സമാനമായ എന്തെങ്കിലും ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ ഇത് ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഉത്തരവാദിയാകുകയും ട്രാക്കിംഗ് ക്രമീകരിക്കാൻ അനുവദിക്കുകയും ചെയ്യും, ഇത് തോന്നുന്നു ഗണ്യമായി മെച്ചപ്പെടും മാപ്‌സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് അവർക്ക് ബാറ്ററികൾ ലഭിക്കുന്നുണ്ടെന്നതിൽ സംശയമില്ല, അവരുടെ വരവ് മുതൽ കുറച്ചുകൂടെയാണ് ഒരു നല്ല ബദലായി ഇത് പുതുക്കി മെച്ചപ്പെടുത്തി ഗൂഗിൾ മാപ്‌സ് അല്ലെങ്കിൽ വെയ്സ് പോലും, എന്നാൽ രണ്ടാമത്തേത് ഡ്രൈവർമാർക്കിടയിൽ ഒരുതരം സോഷ്യൽ നെറ്റ്‌വർക്ക് ഉൾപ്പെടെ നിരവധി കാരണങ്ങളാൽ (ഉപയോക്തൃ സ്വകാര്യത പരിഗണിക്കാത്തതിനു പുറമേ) അതിനെ മറികടക്കുന്നു, ഇത് ആപ്പിളുമായി മത്സരിക്കുന്ന ഒന്നല്ല, ഇത് ശരിയാണെങ്കിലും ഇതിന് കൂടുതൽ വിവരങ്ങളും വിശദാംശങ്ങളും ഉപയോഗിച്ച് നിലവിലെ അപ്ലിക്കേഷനെ വളരെയധികം മെച്ചപ്പെടുത്താൻ കഴിയും. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ഞാൻ മാക്കിൽ നിന്നാണ് » ആപ്പിൾ ഉൽപ്പന്നങ്ങൾ » ഐഒഎസ് » ആപ്പിൾ മാപ്‌സ് സ്പീഡ് ക്യാമറകൾ, അപകടങ്ങൾ, ട്രാഫിക് ജാം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കും നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. ഞാൻ നേറ്റീവ് ആപ്പിനെ 100% ഇഷ്ടപ്പെടുന്നു, പക്ഷേ ഇത് ഉറുഗ്വേയിൽ സംഭവിക്കുന്നു, ഒരു സൈറ്റ് തിരയുന്നത് വളരെ ബുദ്ധിമുട്ടാണ്, പലതവണ നിങ്ങൾക്ക് പ്രദേശങ്ങൾ അറിയില്ല അല്ലെങ്കിൽ സ്ഥലങ്ങൾ കണ്ടെത്തുന്നത് പൂജ്യമാണ്. എല്ലാം Google മാപ്‌സിലാണ്! ആപ്പിൾ കൂടുതൽ ആഗോളമായിരിക്കണമെന്നും മറ്റ് രാജ്യങ്ങളിൽ കൂടുതൽ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും ഞാൻ കരുതുന്നു. ആപ്പിളിന്റെ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന ഗുരുതരമാണെന്ന് തോന്നുന്നു ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ ഉപകരണങ്ങളിലൊന്നാണ് ആപ്പിൾ വാച്ചിന് ആപ്പിളിലെയും മാക്കിലെയും ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു Asian Metro News കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോയമ്പത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തിൽ മരിച്ചു.അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില അതീവഗുരുതരം മരണം 11 ആയി. ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളിൽ 9 പേർക്ക് ലൈസൻസ് അനുവദിച്ചു പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി എം.വിനോദ്(പ്രസിഡന്റ് എസ്.കെ.ശോഭാമണി(വൈ.പ്രസി എസ്.ഗിരീഷ്(സെക്രട്ടറി സജീവ് ഖാൻ(ജോ.സെക്ര ചിന്തു(ട്രഷറർ അജിത് കുമാർ, ഡാർവിൻ, ശിവേഷ്, സലിൽ, സാനി, ഹോചിമിൻ(എക്സി.അംഗങ്ങൾ അനീഷ് കൃഷ്ണൻ, വിവേക് മോഹൻ(സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ ഷിജു ആനന്ദ്, മനീഷ് കുമാർ(ആഡിറ്റ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്ക് കൊവിഡ്; 458 പേര്‍ക്ക് കൂടി രോഗമുക്തി 0 കേരളം; ലോക്ക്ഡൗണ്‍ പൂട്ടുകള്‍ തുറക്കുന്നു 0 ലാന്റ് യൂസ് ബോര്‍ഡില്‍ നിയമനം: വാക്-ഇന്‍-ഇന്റര്‍വ്യൂ 15 ന് 0 ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോവിഡ്‌ ഭീഷണിയുടെ നിഴലില്‍നിന്നു മോചിതമായിട്ടില്ലെങ്കിലും സംസ്‌ഥാനത്തു ദീര്‍ഘദൂര ട്രെയലനുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും.രാജ്യം ഘട്ടംഘട്ടമായി ലോക്ക്‌ഡൗണില്‍നിന്നു പുറത്തുകടക്കുന്ന സാഹചര്യത്തിലാണ്‌ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക്‌ അനുമതി നല്‍കിയത്‌. ഇന്ന്‌ ഓടിത്തുടങ്ങുന്ന ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയില്‍വേ പ്രസിദ്ധീകരിച്ചു. ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള വടക്കൻ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ആണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ(very heavy rainfall) മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്(red alert) പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്. രാവിലെ സംസ്ഥാനത്ത് 9 ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിൽ മൂന്ന് ജില്ലകളിലാണിപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ തമിഴ്‌നാടിനു മുകളിലും തെക്ക് കിഴക്കൻ അറബികടലിലുമായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി ആണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നും കേന്ദ്രകാലവസ്ഥാ വകുപ്പ് അറിയിച്ചു. Vilapilsala സാങ്കേതികസർവകലാശാലക്കായി വിളപ്പിൽശാലയിൽ സംയുക്തപരിശോധന നടത്തും; കെ രാജൻ A K Saseendran കേരളാ ഹൗസിൽ വീണ് പരിക്കേറ്റു, മന്ത്രി എ കെ ശശീന്ദ്രൻ തിരികെ നാട്ടിലേക്ക് Mullaperiyar ദുരിതമൊഴിയാതെ പെരിയാർ തീരവാസികൾ, വീടുകളിൽ ഇന്നും വെള്ളം കയറി Police Atrocities വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി Mullaperiyar തമിഴ്നാട് സാമാന്യമര്യാദ ലംഘിച്ചു മുല്ലപ്പെരിയാറിൽ ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി Aswathy Sreekanth എന്താണ് ‘ടമ്മി ടൈം’? വീഡിയോ പങ്കുവച്ച് അശ്വതി ശ്രീകാന്ത് Vilapilsala സാങ്കേതികസർവകലാശാലക്കായി വിളപ്പിൽശാലയിൽ സംയുക്തപരിശോധന നടത്തും; കെ രാജൻ Citroen C3 Spied ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3 SA vs IND 2021-22 അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും തുടരുമോ? ടെസ്റ്റ് ടീം പ്രഖ്യാപനം ഇന്ന് Tomato price കാലാവസ്ഥ ഓകെയായി, തക്കാളി വില താഴോട്ട്; കേരളത്തില്‍ മാറ്റമില്ല Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? നിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ ഓമിക്രോൺ: സംസ്ഥാനത്ത് അധിക ഓക്സിജൻ കരുതൽ ശേഖരം; സജ്ജമാക്കിയത് 42 ഓക്സിജൻ ജനറേറ്ററുകൾ; പ്രതിദിന ഉത്പാദനം 354 മെട്രിക് ടൺ ഓക്സിജൻ എന്ന് മന്ത്രി വീണാ ജോർജ് കോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടി കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് ചുവടുമാറിയ കെ പി അനിൽകുമാറിന് നീക്കം പിഴച്ചില്ല; അനിൽകുമാറിനെ ഒഡെപെക്കിന്റെ ചെയർമാനായി നിയമിച്ചു; സിപിഎം ് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി നിയമിച്ചതിന് പിന്നാലെ സുപ്രധാന പദവി മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണി; 32 തദ്ദേശ വാർഡുകളിൽ ജയിച്ചത് 16 ഇടങ്ങളിൽ; യുഡിഎഫിന് 13; ഇടമലക്കുടിയിൽ ബിജെപിയുടെ നേട്ടം ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതും ഭരണം തുടരും; ഉപതിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി; ഇരുപത്തിനാലാം ഗ്രാൻഡ് സ്ലാം കിരീടം ഇനിയും അകലെ തുടക്കം മുതൽ ആക്രമണം; ഏഴാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ ഗോൾ; ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ് മുന്നോട്ട്; പോയന്റ് പട്ടികയിൽ മൂന്നാമത് ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും എറിഞ്ഞൊതുക്കി ബൗളർമാർ; അർധ സെഞ്ചുറിയുമായി സച്ചിൻ ബേബിയും; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ചണ്ഡിഗഡിനെ തോൽപ്പിച്ചത് ആറു വിക്കറ്റിന് ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അച്ഛന്റെ കരണത്തടിച്ചു; പേടിച്ചുപോയെന്ന് മകൾ; പിഴയീടാക്കാം, മുഖത്ത് അടിക്കുന്നത് എന്തിനെന്ന് പിതാവും; തെലങ്കാനയിൽ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ മുഖത്തടിച്ച് പൊലീസ്; വീഡിയോ വൈറൽ പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി കുഞ്ഞിളം കയ്യിൽ ഒലിവിലയും ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം ആമസോൺ സെർവർ ഡൗൺ ആയതോടെ ലോകത്തിന്റെ ശ്വാസം നിലച്ചു; സാധനങ്ങൾ ഡെലിവറി ചെയ്യാനാകാതെ ഏജന്റുമാർ വഴിയിൽ കുത്തിയിരുന്നു; ഉപ്പ് മുതൽ കർപ്പൂരം വരെ ആമസോണിലേക്ക് മാറ്റിയ ലോകം പകച്ചു പോയ ദിവസം മുഖ്യമന്ത്രിയുടെ ഉപദേശക ആയപ്പോൾ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ ഇനി ഐഎംഎഫ് തലപ്പത്ത്; ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്; ഓമിക്രോൺ കാലത്തെ മാക്രോ ഇക്കണോമിക് വെല്ലുവിളികൾ നേരിടാൻ മലയാളി സാമ്പത്തിക വിദഗ്ധ ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ തങ്ക അങ്കി ഘോഷയാത്രയ്ക്ക് 22ന് തുടക്കമാകും; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും 26നും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മാതാവാകുന്നു മൈക്ക്' ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി; ചിത്രമെത്തുന്നത് വൻതാരനിരയോടെ നിറഞ്ഞാടി അല്ലു അർജുൻ; മൊട്ടത്തലയുമായി 'വില്ലൻ' ഫഹദും പുഷ്പ' ട്രെയ്ലർ ഹിറ്റ് നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്നെ മിന്നൽ മുരളിയെത്തും മിന്നൽ മുരളി'യുടെ ആദ്യ പ്രീമിയർ ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ 'മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം ഡിസംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം മുന്നറിയിപ്പ് നൽകിയിട്ടും പഠിക്കാത്ത പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച തന്ത്രശാലി; അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിന്റെ സൂത്രധാരന്മാരിൽ ഒരാൾ; നാഗാ തീവ്രവാദികളെ മ്യാന്മർ അതിർത്തി കടന്ന് വകവരുത്തിയ ഓപ്പറേഷന് പിന്നിലെ ബുദ്ധികേന്ദ്രം; ഭീകരതയെ ചെറുക്കാനും തിരിച്ചടിക്കാനും മികവ് കാട്ടിയ കരിയർ; ചോരയ്ക്ക് ചോരകൊണ്ട് മറുപടി നൽകിയ ധീരൻ; ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് ആ ധീരൻ വിടവാങ്ങി; മരണത്തോട് പൊരുതി മണിക്കൂറുകൾ; കൂനൂർ സൈനിക കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു; ദുരന്തത്തിൽ നഷ്ടമായത് റാവത്തിന്റെയും ഭാര്യയുടെയും അടക്കം 13 വിലപ്പെട്ട ജീവനുകൾ; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്; അപകടം കനത്ത മൂടൽമഞ്ഞിൽ പെട്ട്; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട് സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെ ലണ്ടൻ: ദശലക്ഷക്കണക്കിനു ആളുകൾ കണ്ടുകൊണ്ടിരിക്കുന്ന ലോകോത്തര ബ്രാൻഡ് പരസ്യത്തിൽ സെലിബ്രിറ്റികൾക്കൊപ്പം മലയാളിയായ അമ്മയും മകനും. അല്പം അവിശ്വസനീയം ആണെന്ന് തോന്നാം പക്ഷെ സംഗതി ഈ ക്രിസ്മസ് കാലത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വർത്തമാനമായി മാറുകയാണ്. ബ്രിട്ടനിലെ ഏറ്റവും പോപ്പുലർ ബ്രാൻഡ് ആയ വാക്കേഴ്സ് ക്രിസ്പിന്റെ ക്രിസ്മസ് പുതു രുചിയിൽ എത്തിയ ദി പവർ ഓഫ് സോസേജ് റോൾ എന്ന ഇനത്തിന് വേണ്ടിയാണു സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച പരസ്യ ചിത്രത്തിൽ കോട്ടയംകാരിയും ഇപ്പോൾ ഹെൻസ്ലോയിലെ വിറ്റണിൽ താമസിക്കുന്ന അഞ്ജുവും മകനും വേഷമിട്ടത്. കരോൾ പാട്ടിന്റെ അകമ്പടിയോടെ തയ്യാറാക്കിയ പരസ്യം ഈ സീസണിലെ ഏറ്റവും ഹിറ്റ് ആയി ചാനലുകളിൽ എല്ലാം എത്തികൊണ്ടിരിക്കുകയാണ് സാധാരണ വീട്ടമ്മയായ അഞ്ജു ഈ പരസ്യത്തിൽ എത്തിയത് പൊതുവെ മലയാളികൾ അറിഞ്ഞിട്ടില്ലെങ്കിലും പരസ്യം റിലീസ് ആയതോടെ തദ്ദേശീയർക്കിടയിൽ താരപരിവേഷമാണ് അമ്മയ്ക്കും കൗമാരക്കാരനായ മകനും ലഭിക്കുന്നത് . ലഡ്ബാബി എന്നറിയപ്പെടുന്ന ഓൺലൈൻ താരമായ ബ്രിട്ടീഷ് ഗ്രാഫിക്‌സ് ഡിസൈഗ്‌നർ മാർക്ക് ഇയാൻ ഹൊയ്ലെ മുൻ ഫുടബോൾ താരവും ഇപ്പോൾ പ്രൊഫഷണൽ ടിവി ഫുടബോൾ കമന്ററിയാനുമായ ഗാരി ലിനേക്കറും മുഖ്യ വേഷത്തിൽ എത്തിയ ഈ പരസ്യത്തിൽ സഹതാരങ്ങളായാണ് അഞ്ജുവും മകനും എത്തുന്നത് വാക്കേഴ്സ് ക്രിസ്പ് കൊതിമൂത്തു തന്റെ പാന്റിനുള്ളിൽ ഗാരി ലിനേക്കർ ഒളിച്ചു വയ്ക്കുന്ന പരസ്യ രംഗം ആരാധകർ ഏറ്റെടുത്തിരിക്കുയാണ് ഏതാനും ആഴ്ച കൊണ്ട് ഈ പരസ്യം ആളുകളുടെ ഇഷ്ട്ടം നേടിയിരിക്കുകയാണ് സ്വതവേ വാക്കേഴ്സ് ക്രിസ്പ് ആരാധകരായ കുട്ടികളും മുതിർന്നവരും പുതിയ പരസ്യത്തിലെ ബ്രാൻഡ് ആനൗഷിച്ചാണ് ഇപ്പോൾ കടകളിൽ എത്തുന്നത് എന്നാൽ കുട്ടികളെക്കാൾ സോസേജ് ക്രിസ്പ് രുചി മുതിർന്നവർക്കാണ് ഇഷ്ടമായതെന്നു ചില വിപണി വർത്തമാനങ്ങൾ സൂചിപ്പിക്കുന്നു വാക്കേഴ്സ് തങ്ങളുടെ യുട്യൂബ് ചാനൽ വഴി റിലീസ് ചെയ്ത പരസ്യം ഇതിനകം 28 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. വീട്ടമ്മയുടെ റോളിൽ ഒതുങ്ങാതെ സാമൂഹിക പ്രവർത്തകയുടെ റോളിലും തിളങ്ങുന്ന അഞ്ജു യുകെയിലെ പാവങ്ങൾക്കിടയിൽ വിശപ്പനുഭിക്കുന്നവർക്കു ഭക്ഷണം എത്തിക്കുന്ന ഫുഡ് ബാങ്കിന് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട് കോവിഡ് വ്യാപനം നടന്നപ്പോൾ അഞ്ജു ഉൾപ്പെടെയുള്ള ടീം അക്ഷീണ പരിശ്രമം നടത്തിയാണ് പാവങ്ങൾക്കായി ഭക്ഷണം എത്തിച്ചത് യുകെയിൽ പഠനത്തിന് എത്തിയ അനേകം മലയാളി വിദ്യാർത്ഥികൾക്കും ഇത്തരം ഫുഡ് ബാങ്കിന്റെ സേവനം രാജ്യമെങ്ങും ലഭ്യമായിരുന്നു ട്രെസൽ ട്രസ്റ്റുമായി ചേർന്ന് പാവങ്ങൾക്കായി പണം കണ്ടെത്താൻ ഫുഡ് ബാങ്കുമായി ചേർന്ന് പ്രവർത്തിക്കാനുള്ള വാക്കേഴ്സിന്റെ തീരുമാനമാണ് അഞ്ജുവിനു ഈ പരസ്യത്തിൽ അഭിനയിക്കാൻ വഴി ഒരുക്കിയത് . അഞ്ജുവിന്റെ ഭർത്താവ്ഷോൺഫ്രീലാൻസ് ആക്ടറും മോഡലുമാണ്. മികച്ച ഗായകൻ കൂടിയായ ഇദ്ദേഹം സ്വന്തമായി മ്യൂസിക് ഇവന്റുകളും നടത്തുന്നുണ്ട് പിറന്നാൾ പാർട്ടികളും വിവാഹ ആഘോഷ വേദികളും ഒക്കെ രസകരമായ അനുഭവമാക്കാൻ സിയനു പ്രത്യക മിടുക്കാണ് ഇവർ കുടുംബ സമേതം ഇതിനകം പല ഹ്ര്വസ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് അഭിനേതാക്കളെ കണ്ടെത്തുന്ന ഏജൻസിയാണ് അഞ്ജുവിനെയും മകനെയും വാക്കേഴ്സിൽ അഭിനയിക്കാൻ ശുപാർശ ചെയ്തത് ബിടെക് വിദ്യാർത്ഥിയാണ് പരസ്യത്തിൽ അഞ്ജുവിനു ഒപ്പം അഭിനയിച്ച മകൻ ഇമ്മാനുവൽ സാം ഈഷർ കോളേജ് വിദ്യാർത്ഥിയായ ഇമ്മാനുവൽ സ്വന്തമായി പാട്ടുകളും പുറത്തിറക്കുന്നുണ്ട് യുകെയിൽ എത്തിയ ശേഷം ഇതിനകം 14 വെത്യസ്ത പരസ്യങ്ങൾ ചെയ്ത അനുഭവവും അഞ്ജു വിവരിക്കുന്നു അതിൽ പോസ്റ്റ് ഓഫിസ് മുതൽ യുകെയിലെ രഹസ്യനനൗഷണ വിഭാഗമായ എം ഐ 5 ന്റെ പരസ്യങ്ങൾവരെ ഉൾപ്പെടുന്നു . മാസങ്ങൾക്കു മുൻപ് വാക്കേഴ്സ് ക്രിസ്പിന് വേണ്ടിയുള്ള പരസ്യത്തിൽ അഭിനയിക്കുമ്പോൾ അഞ്ജു ഏഴു മാസം ഗർഭിണി ആയിരുന്നു എന്നതാണ് മറ്റൊരു വിശേഷം. ഗർഭിണിയുടെ മട്ടും ഭാവവും ശരീര മാറ്റങ്ങളും ഒക്കെ ഒരു തടിച്ചിയായി തോന്നിക്കുമല്ലോ എന്ന അഭിപ്രായം പറഞ്ഞപ്പോൾ പരസ്യത്തിന്റെ അണിയറ പ്രവർത്തകർക്ക് അതൊരു പ്രശനമേ ആയിരുന്നില്ല്‌ല ബ്രിട്ടനിലെ ഫിലിം രംഗത്ത് വത്യസ്തതക്ക് ഏറെ ഡിമാൻഡ് ഉള്ളതിനാൽ മലയാളികൾക്ക് അല്പം തിളങ്ങാൻ പറ്റുന്ന മേഖലയാണ് ഇതെന്നും അഞ്ജു പറയുന്നു. കിഡിവിൻക് എന്ന മോഡലിങ് ഏജൻസി വഴിയാണ് അഞ്ജുവിനു വാക്കേഴ്സിലെ അഭിനയത്തിന് അവസരം ഒരുങ്ങിയത്. തന്നെ സംബന്ധിച്ച് ഒരിക്കലും സ്വപ്നം പോലും കണ്ടിരുന്നതല്ല ഈ റോൾ എന്ന് കൂട്ടിച്ചേർക്കാനും ഈ കോട്ടയംകാരി മറക്കുന്നില്ല. ഇന്ത്യയിൽ മിഷൻ പ്രവർത്തനത്തിന് എത്തിയപ്പോൾ ഒരു ഇന്ത്യൻ വധു വേണമെന്ന ഷോൺന്റെ ആഗ്രഹമാണ് അഞ്ജുവിൽ എത്തി നിന്നതു. ഒരു സ്വകാര്യ വിവാഹ രെജിസ്‌ട്രേഷൻ ഏജൻസി വഴിയാണ് ഇദ്ദേഹം അഞ്ജുവിനെ കണ്ടെത്തിയത്. ഇപ്പോൾ അഞ്ജുവിനോടുള്ള ഇഷ്ട്ടം കാരണം കേരളം ഇദ്ദേഹത്തിന് രണ്ടാം വീടായി മാറിക്കഴിഞ്ഞു. ഇടയ്ക്കിടെ ഉള്ള കേരള സന്ദർശനം ആണ് ഇവരുടെ മറ്റൊരു ഹോബി കോട്ടയത്തെ നാഗമ്പടം മൈതാനത്തോ മറ്റോ മുണ്ടുടുത്തു നടക്കുന്ന ഷോണിനെ കണ്ടാൽ ഹായ് പറയാത്ത നാട്ടുകാരില്ല കാരണം അദ്ദേഹം നാട്ടുകാർക്ക് അത്രമാത്രം ചിരപരിചിതനുമാണ് . കഴിഞ്ഞ എട്ടുവർഷത്തെ യുകെ ജീവിതം നൽകിയ അനുഭവങ്ങൾ തന്നെ സംബന്ധിച്ച് ഏറെ വൈവിധ്യം ഉള്ളതാണ് എന്ന് തുറന്നു പറയുകയാണ് അഞ്ജു. ബ്രിട്ടീഷ് ജീവിതം എന്തെന്നറിയാനുള്ള ഓരോ അവസരവും ശരിക്കും ആസ്വദിക്കുകയാണ് അഞ്ജു അതിനു തുറന്ന പിന്തുണ നൽകുന്ന ഭർത്താവ് കൂടെയുള്ളപ്പോൾ എന്തിനു മടിക്കണം എന്ന് ചോദിക്കാൻ ഈ മലയാളി യുവതിക്ക് ഒട്ടും ശങ്കയില്ല. ഭാര്യയും മകനും താരപരിവേഷം ലഭിച്ചതിനാൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം അടിപൊളിയായിരിക്കും എന്നാണ് സിയാന്റെ പക്ഷം വീട്ടുകാരും കൂട്ടുകാരും ഒക്കെ പരസ്യം കണ്ടു അഭിനന്ദിക്കുന്നതു ശരിക്കും ആസ്വദിക്കുകയാണ് ഈ കുടുംബം. സൈനികരുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു എന്നെ മണി ചെയിനിൽ ബന്ധപ്പെടുത്തിയ വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുന്നു ലണ്ടൻ നഗരത്തിൽ മലയാളി വിദ്യാർത്ഥിക്ക് വെടിയേറ്റു ലണ്ടനിലെ കൊട്ടാരത്തിലേക്ക് താമസം മാറാനില്ലെന്ന് അംബാനി മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; അപകടം ഉണ്ടായത് 1600 കിലോമീറ്റർ നീണ്ട യാത്ര പകുതി ദൂരം പിന്നിട്ടപ്പോൾ സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേ ഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്‌ക്കാരം നാളെ; ഉഴവൂർ സ്വദേശി ജെഫിൻ കിഴക്കേക്കുറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കയിലെ മലയാളികൾ ഒമിക്രോൺ ഭീതിയിൽ ലോകം; കുടുങ്ങി പോകുമെന്ന ആശങ്കയിൽ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി പ്രവാസികളും സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ഗൾഫിൽ രോഗം സ്ഥീരീകരിക്കുന്നത് ആദ്യം; രോഗം സ്ഥീരീകരിച്ചത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരന് താങ്ക്സ് ഗിവിങ് ആഘോഷത്തിനിടെ മോണ്ട്ഗോമറിയിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു; ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത് മൂന്ന് മലയാളികൾ; ഉറങ്ങിക്കിടന്ന മറിയം സൂസൻ മാത്യുവിന്റെത് ദാരുണ കൊലപാതകം മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി ബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷ; ഇര കുട്ടികളോ അംഗവൈകല്യം ഉള്ളവരോ എങ്കിൽ വധശിക്ഷ; അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവർക്ക് 10,000 ദിർഹം പിഴ; യുഎഇയിൽ ചരിത്രപരമായ നിയമ പരിഷ്‌കാരങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ; ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാനസർവീസ് ഒ സി ഐ കാർഡ് നിയമത്തിൽ വീണ്ടും ഒട്ടേറെ മാറ്റങ്ങൾ; എപ്പോഴൊക്കെ നിങ്ങളുടെ ഒ സി ഐ കാർഡ് പുതുക്കണം? എങ്ങനെയാണ് ഓൺലൈൻ പുതുക്കൽ? ഒ സി ഐ കാർഡുള്ളവരെല്ലാം അറിയുക ഈ മാറ്റങ്ങൾ നിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ ഓമിക്രോൺ: സംസ്ഥാനത്ത് അധിക ഓക്സിജൻ കരുതൽ ശേഖരം; സജ്ജമാക്കിയത് 42 ഓക്സിജൻ ജനറേറ്ററുകൾ; പ്രതിദിന ഉത്പാദനം 354 മെട്രിക് ടൺ ഓക്സിജൻ എന്ന് മന്ത്രി വീണാ ജോർജ് സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി; ഇരുപത്തിനാലാം ഗ്രാൻഡ് സ്ലാം കിരീടം ഇനിയും അകലെ ബാലാവകാശ കമ്മീഷൻ അധികാര പരിധി ലംഘിച്ചു; അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി കോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടി തുടക്കം മുതൽ ആക്രമണം; ഏഴാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ ഗോൾ; ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ് മുന്നോട്ട്; പോയന്റ് പട്ടികയിൽ മൂന്നാമത് തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും; ബിഗ് സല്യൂട്ട്; ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിന്റെ കരച്ചിൽ കേട്ടുവന്ന അയൽവാസിയോട് പറഞ്ഞത് കോവിഡ് ആണെന്ന്; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ; കേസെടുത്തു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളം മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ലപാതി; സൈനിക വിധവകൾക്കും മക്കൾക്കും ആശ്രിതർക്കും തുണയായ ജീവിതം; കാൻസർ ബാധിതർക്കും കൈത്താങ്ങ്; മരണത്തിലും ഭർത്താവിന്റെ കൈപിടിച്ച് മധുലിക ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടറിൽ നിന്ന് വീണ ദമ്പതികളിൽ ഭർത്താവ് തടിലോറി കയറി മരിച്ചു; അപകടമുണ്ടാക്കിയ ഓട്ടോ നിർത്താതെ പോയി; ദാരുണമായി മരിച്ചത് ചുമട്ടു തൊഴിലാളി ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചെന്ന് കർഷക സംഘടന; സമരം അവസാനിക്കുന്നതിൽ അന്തിമ പ്രഖ്യാപനം വ്യാഴാഴ്ച ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും 'അരുവിത്തറ എന്ന സ്ഥലമുണ്ടോ ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം വന്ധ്യത ക്യാംപിനെ പറ്റി അറിയിക്കാൻ വിളിച്ച നഴ്സിനോട് സിപിഎം കൗൺസിലറിന്റെ പ്രതികരണം ഇങ്ങനെ; ഇസ്ലാമിസ്റ്റുകൾ രാജ്യം സ്ഥാപിക്കുമ്പോൾ അത്യന്തം വേദനാജനകമാണ് അപകടവാർത്ത; രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്ന് മുഖ്യമന്ത്രി രാജ്യത്തിന്റെ തീരാനഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ 'അരുവിത്തറ എന്ന സ്ഥലമുണ്ടോ ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം വന്ധ്യത ക്യാംപിനെ പറ്റി അറിയിക്കാൻ വിളിച്ച നഴ്സിനോട് സിപിഎം കൗൺസിലറിന്റെ പ്രതികരണം ഇങ്ങനെ; ഇസ്ലാമിസ്റ്റുകൾ രാജ്യം സ്ഥാപിക്കുമ്പോൾ കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ് നിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ലപാതി; സൈനിക വിധവകൾക്കും മക്കൾക്കും ആശ്രിതർക്കും തുണയായ ജീവിതം; കാൻസർ ബാധിതർക്കും കൈത്താങ്ങ്; മരണത്തിലും ഭർത്താവിന്റെ കൈപിടിച്ച് മധുലിക ആ ധീരൻ വിടവാങ്ങി; മരണത്തോട് പൊരുതി മണിക്കൂറുകൾ; കൂനൂർ സൈനിക കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു; ദുരന്തത്തിൽ നഷ്ടമായത് റാവത്തിന്റെയും ഭാര്യയുടെയും അടക്കം 13 വിലപ്പെട്ട ജീവനുകൾ; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്; അപകടം കനത്ത മൂടൽമഞ്ഞിൽ പെട്ട്; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം മുകേഷ് പത്രിക പിൻവലിച്ചിട്ടും മത്സരത്തിൽ ഉറച്ച് മണിയൻപിള്ള രാജു; എക്‌സിക്യൂട്ടീവിലേക്ക് വോട്ടെടുപ്പ് ഉറപ്പാക്കി ലാലും നാസർ ലത്തീഫും; സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവിക്ക് അർഹതയുണ്ടെന്ന് വാദിച്ച് മണിയൻപിള്ള എത്തുമ്പോൾ നിരാശ മോഹൻലാലിന് അമ്മ'യിൽ അട്ടിമറിക്ക് സാധ്യതയോ? കേട്ടത് വൻ ശബ്ദം വീട്ടിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ട് തീപടർന്ന ഹെലികോപ്ടർ തകർന്നു വീഴുന്നത്; നിമിഷങ്ങൾ കൊണ്ട് ഉയർന്നു പൊങ്ങിയത് തീഗോളം; റാവത്തും സംഘവും സംഞ്ചരിച്ച വിമാനം തകർന്നു വീണത് ലാൻഡിങിന് നിമിഷങ്ങൾ മാത്രം അവശേഷിക്കേ; ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത് എസ്റ്റേറ്റിലെ തൊഴിലാളികൾ വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിന്റെ കരച്ചിൽ കേട്ടുവന്ന അയൽവാസിയോട് പറഞ്ഞത് കോവിഡ് ആണെന്ന്; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ; കേസെടുത്തു കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ് മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ വിസ്മയ കേസിൽ വമ്പൻ ട്വിസ്റ്റ്; വിസ്മയയെ കിരൺകുമാർ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി മാധ്യമങ്ങൾ പുറത്തുവിട്ടത് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ; മുഖത്തും കൈകളിലും പരിക്ക് പറ്റിയത് സഹോദരനുമായി തമാശയ്ക്ക് ഉണ്ടായ പിടിവലിയിൽ; വെളിപ്പെടുത്തൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ഈ ഡാമിൽ കോൺക്രീറ്റില്ല ഇത് സുർക്കി ഡാം ഇതു പൊട്ടുമെന്ന് ഉറപ്പ്; 35 ലക്ഷം മലയാളികൾ മരിക്കും; അഞ്ചു ജില്ലകൾ ഇല്ലാതാകും; ഞാൻ എല്ലാവരുടേയും കാൽ തൊട്ട് വന്ദിക്കാം അപേക്ഷയാണ് പുതിയ ഡാം വേണം; വെള്ളവും മീനും വൈദ്യുതിയും തമിഴ്‌നാട് എടുത്തോട്ടേ; മുല്ലപ്പെരിയാറിൽ രാജ്യസഭയിൽ കത്തി കയറി കണ്ണന്താനം ഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം ഇത്തിരി കഞ്ഞി എടുക്കട്ടേ' സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രം 'ജവാൻ മദ്യം ഉണ്ടാക്കുന്ന' അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾ നാൽപത് ശതമാനം സ്ത്രീസംവരണത്തിന് മോഹൻലാൽ; വൈസ് പ്രസിഡന്റായി മുമ്പോട്ട് വച്ചത് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും; ഗണേശ് മത്സരത്തിൽ നിന്ന് പിന്മാറിയത് ഈ നിർദ്ദേശത്തിന് കൈയടിച്ച്; പാർട്ടി സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ഥാനത്തിനായി വാദിച്ച് മുകേഷും; കൊല്ലം എംഎൽഎയുടെ 'സിപിഎം പിടിവാശി' അമ്മയിൽ മത്സരമാകുമ്പോൾ പുതിയ നൗക നീറ്റിലിറക്കാൻ വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം! ഇസ്ലാമിലേക്ക് മാറിയില്ലെങ്കിൽ തലവെട്ടുന്ന കടൽക്കൊള്ളക്കാർ; മതനിന്ദയുടെ പേരിൽ ജീവനോടെ തൊലിയുരിഞ്ഞ് കൊല്ലുന്ന പറങ്കികൾ; കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ട് കണ്ണൂരിലേക്ക് അയച്ച ക്രൂരത; അന്ന് കേരള തീരത്ത് നടമാടിയത് തികഞ്ഞ അരാജകത്വം; മരക്കാർ പറയാത്ത മലബാറിലെ കടൽ ക്രൂരതകളുടെ കഥ 'പ്രിൻസി'ൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് 'ചന്ദ്രലേഖ തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം 'ബാലേട്ടനിലൂടെ' വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ് ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി നല്ലൊന്നാന്തരം കേക്ക് ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. ഫ്രൂട്ട്സ് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വളരെ സ്വാദേറിയ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആണ് ഇത്. എല്ലാവരും വീടുകളിൽ ഇതു ട്രൈ ചെയ്തു നോക്കുക. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും നഷ്ടപ്പെട്ട മോതിരം പതിനാലുവർഷങ്ങൾക്ക് ശേഷം ക്യാരറ്റിൽ നിന്ന് തിരികെക്കിട്ടിയപ്പോൾ… കേട്ടാൽ വിചിത്രം….സംഭവം സത്യം Creator Pen നഷ്ടപ്പെട്ട മോതിരം പതിനാലുവർഷങ്ങൾക്ക് ശേഷം ക്യാരറ്റിൽ നിന്ന് തിരികെക്കിട്ടിയപ്പോൾ… കേട്ടാൽ വിചിത്രം….സംഭവം സത്യം നഷ്ടപ്പെട്ട മോതിരം പതിനാലുവർഷങ്ങൾക്ക് ശേഷം ക്യാരറ്റിൽ നിന്ന് തിരികെക്കിട്ടിയപ്പോൾ… കേട്ടാൽ വിചിത്രം….സംഭവം സത്യം 84 വയസുകാരി മേരിക്ക് നഷ്ടപ്പെട്ട വിവാഹമോതിരം തിരികെക്കിട്ടിയത് വീട്ടിലേക്ക് വാങ്ങിയ പച്ചക്കറിക്കിറ്റിലെ ക്യാരറ്റിൽ നിന്ന്! എന്താ, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടോ? എന്നാൽ സത്യമാണ്. തന്റെ കൃഷിയിടത്തിൽ എന്തോ നടുമ്പോഴാണ് മേരിക്ക് മോതിരം നഷ്ടപ്പെടുന്നത്. ഒന്നോർക്കണം, അത് വെറുമൊരു മോതിരമല്ല, മറിച്ച് തന്റെ ഹൃദയത്തോട് ചേർത്തുവെച്ച തന്റെ സ്വര്ണമോതിരം. മേരി ആകെ ടെൻഷനിലായി. മകനോട് മാത്രം സത്യം പറഞ്ഞു. മറ്റാരോടും അത് പറയാൻ അവർ തുനിഞ്ഞതുമില്ല. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നൊന്നും മോതിരം കിട്ടാതായപ്പോൾ രണ്ടുപേരും നഗരത്തിലേക്ക് പോയി. രൂപത്തിലും ചേർച്ചയിലും ഒട്ടും വ്യതാസമില്ലാത്ത മറ്റൊരു മോതിരം വാങ്ങി. തൽക്കാലത്തേക്ക് പ്രശ്നം പരിഹരിച്ചെങ്കിലും സ്വന്തം ഭർത്താവിനോട് സത്യം പറയാത്തതിന്റെ കുറ്റബോധം മേരിയെ അലട്ടിക്കൊണ്ടേയിരുന്നു. വർഷങ്ങൾക്ക് ശേഷം മേരിയുടെ മരുമകൾ കോളിൻ കൊണ്ടുവന്ന ഒരു പച്ചക്കറികിറ്റിലാണ് അപൂർവമായ ആ ക്യാരറ്റ് കണ്ടത്. ക്യാരറ്റിനെ വലയത്തിലാക്കി ആ മോതിരം. അത് കണ്ടതും മകന് അത്ഭുതമായി. സംഭമറിഞ്ഞതും മേരിയും ഞെട്ടിത്തരിച്ചു. അങ്ങനെ വർഷങ്ങൾക്കിപ്പുറം മേരിക്ക് തന്റെ ഹൃദയമോതിരം തിരിച്ചുകിട്ടി. കേട്ടാൽ വിചിത്രമെന്നു തോന്നും, പക്ഷെ സത്യമാണ്. പശ്ചിമ-കാനഡയിലെ ആൽബെർട്ടയിലെ മേരി ഗ്രാംസ് ആണ് കഥയിലെ നായിക. മോതിരം തിരിച്ചുകിട്ടിയതോടെ മേരി ഒന്ന് തീരുമാനിച്ചു. ഇനി ഒരിക്കലും പച്ചക്കറിത്തോട്ടത്തിൽ പോകുമ്പോൾ മോതിരം ധരിക്കില്ലെന്ന്. മറ്റൊരു കാര്യമെന്തെന്നു വെച്ചാൽ മോതിരം കിട്ടുന്നതിന് മുന്നേ തന്നെ മേരിയുടെ ഭർത്താവ് മരണമടഞ്ഞിരുന്നു. സത്യം ഒരിക്കൽ പോലും തുറന്നുപറയാൻ കഴിയാതിരുന്നതിന്റെ വേദന മേരിയിൽ അവശേഷിച്ചു. അദ്ദേഹത്തോട് സത്യം പറയാതിരുന്നതിൽ കുറ്റബോധം അറിയിച്ചിരുന്ന മേരി സത്യം അറിഞ്ഞാൽ ഭർത്താവ് തന്നെ കളിയാക്കുമായിരുന്നിരിക്കണം എന്നും ചിന്തിച്ചിരുന്നു. എന്താണെങ്കിലും മോതിരം ക്യാരറ്റിൽ വന്നതിനു പിന്നിലെ കഥ എന്തായിരുന്നിരിക്കണം… സത്യത്തിന് സാക്ഷികളാവുകയും ദീന്‍ സംസ്ഥാപിക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിന്റെ ആഹ്വാനം പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ബാധകമാണ്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ പ്രബോധന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമിലെ ധീരോദാത്തരായ സ്വഹാബി വനിതകളുടെ ത്യാഗോജ്വലമായ ചരിത്രമാണ് അതിന് പ്രചോദനമായത്. ഇസ്‌ലാമിക പ്രസ്ഥാനം കേരളത്തില്‍ രൂപീകരിക്കുന്ന സമയത്ത് മുസ്‌ലിം സ്ത്രീയുടെ അവസ്ഥ അത്യന്തം ശോചനീയമായിരുന്നു. പുരോഹിതവര്‍ഗത്തിന്റെ കൈകടത്തല്‍ കാരണം അറിവിന്റെ വിശാലമായ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ അവള്‍ക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരുന്നു. സ്ത്രീസമൂഹം കടുത്ത അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ വനിതകളെ കൂടി പങ്കാളിയാക്കണമെന്നത് അത്യന്തം പ്രയാകരമായിരുന്നു. അതിനാല്‍ വിദ്യാഭ്യാസവും പരിശീലനവും വഴി ഇസ്‌ലാമിക പ്രബോധനത്തിനും പ്രവര്‍ത്തനത്തിനും യോഗ്യതയുള്ള ഒരാളെയെങ്കിലും ഓരോ പ്രദേശത്തും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമാഅത്ത് വനിതകള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1984ല്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും ഉദ്ദേശിച്ച് കൊണ്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ രൂപവത്കരിക്കപ്പെട്ട തികച്ചും ഭൗതികമായ ചിന്താധാരകളാലും സംസ്‌കാരങ്ങളാലും വലയം ചെയ്യപ്പെട്ട വിദ്യാര്‍ഥിനി വൃന്ദത്തെ ഇസ്‌ലാമിക ജീവിതക്രമത്തിന്റെ സ്വഛശീതളമായ സംസ്‌കാരത്തില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ പ്രസ്ഥാനം നടത്തിയ ശ്രമത്തിന്റെ ഫലമായിരുന്നു നേരത്തേ സൂചിപ്പിച്ച ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ രൂപീകരണം. മാര്‍ഗഭ്രംശം സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള കൗമാരക്കാരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചുവിട്ട ചൂണ്ടുപലകയായി ജി.ഐ.ഒ നിലകൊണ്ടു. അസാന്മാര്‍ഗികതയും അശ്ലീലതയും നിറഞ്ഞ ഉത്തരാധുനിക കാമ്പസുകളുടെ മായിക വലയങ്ങളില്‍നിന്ന് ധാര്‍മികതയിലേക്കും ജീവിതാവബോധത്തിലേക്കും പെണ്‍കുട്ടികളെ നയിക്കാന്‍ ജി.ഐ.ഒ ധാരാളം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു. സ്ത്രീപീഡനത്തിനെതിരെയുള്ള കാമ്പയിന്‍, വനിതാ വിമോചനം വിശ്വാസത്തിലൂടെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ജില്ലാ സമ്മേളനങ്ങള്‍, അവകാശ സംരക്ഷണ ദിനം, നബിദിന കാമ്പയിന്‍, ആരോഗ്യ ശുചീകണവാരം, റാഗിംഗ് വിരുദ്ധ കാമ്പയിന്‍ തുടങ്ങിയവ ജി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രധാന പരിപാടികളാണ്. ജി.ഐ.ഒ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, ഒപ്പ് ശേഖരണം, സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേറിട്ട അനുഭവങ്ങളായി. സൗന്ദര്യ മത്സരത്തിനെതിരെ നടത്തിയ ശക്തമായ പ്രകടനം വനിതാ സംഘടനകളുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. പഠനരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സമരസേവന രംഗങ്ങളിലും സജീവമായ ഒട്ടേറെ പ്രവര്‍ത്തകര്‍ ഇന്ന് ജി.ഐ.ഒക്കുണ്ട്. പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ജയസൂര്യയുടെ വിമര്‍ശനം ഉക്കൊള്ളുന്നു, റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്; മന്ത്രി മുഹമ്മദ് റിയാസ് വാട്‌സാപ്പ് സ്വകാര്യതനയം തിരുത്തി കമ്പനി; നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ല ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക് കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് നാലാം ടെസ്റ്റിലും ഇന്ത്യക്ക് ജയം: പരമ്പര, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സുഹൃത്തിന്റെ വിളി ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 ) ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചന്‍ സിനിമ പ്രകൃതി നിയമ നിഷേധം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ചിത്രം വനിതാ വിമോചനം ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 ) വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി Home » വിശേഷം » നിരീക്ഷണം ‘രക്തക്കറ പുരണ്ട കൈ’, ‘വിഷവിത്തുകള്‍ വിതക്കുന്നവര്‍’, ‘ഷണ്ഡന്‍’ എന്നിങ്ങനെ നമ്മുടെ പ്രസംഗവേദികളില്‍ നിന്നുയരുന്ന സിനിമാ ഡയലോഗുകളെ വെല്ലുംവിധമുള്ള വിശേഷണപദങ്ങളിലൂടെ ജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമാണോ രാഷ്ട്രീയ നേതൃത്വം നല്‍കുന്നത്? ഓരോ വ്യക്തിയുടേയും ശക്തി തിരിച്ചറിഞ്ഞ് ആ ശക്തി സാമൂഹികമായി ബന്ധിപ്പിക്കുമ്പോഴുണ്ടാവുന്ന ശക്തിയാണ് സംഘടനയെന്ന്‍ ശ്രീ നാരായണ ഗുരുവും സംഘമെന്ന് ബുദ്ധനും ഉദ്ദേശിച്ചത്. എന്നാല്‍, വ്യക്തിപരമായ നേട്ടങ്ങൾക്ക് വിലപേശൽ ശക്തിയുണ്ടാക്കാൻ അണികളെ ആശ്രയിക്കുന്നവർ ദുർബലരാണ്. ദൗർബല്യത്തിന്റെ കൂട്ടായ്മയിൽ ദൗർബല്യം വർധിക്കുകയേ ഉള്ളു. വി.എസ്സ് ത്വരിതപ്പെടുത്തുന്നത് സി.പി.ഐ.എമ്മിന്റെ പ്രാദേശികത്വ പരിണാമം സംസ്ഥാനകമ്മറ്റിയുടെ വി.എസ്സിനെതിരെയുള്ള പ്രഖ്യാപനം സി.പി.ഐ.എം പ്രാദേശിക പാർട്ടികളുടെ സ്വഭാവ സവിശേഷതയിലേക്ക് വഴുതിവീഴുന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍, സി.പി.ഐ.എമ്മിന്റെ രൂപീകരണത്തിൽ പങ്ക് വഹിച്ച വി.എസ്സ് തന്നെയാണ് പാർട്ടിയെ പ്രാദേശിക പാർട്ടിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചതും. ശക്തമായ നേതൃത്വമെന്ന മേനിയും ശിഥിലമാകുന്ന പാർട്ടിയും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കരുത്തുറ്റതാണ് സംസ്ഥാന സി.പി.ഐ.എമ്മിന്റെ ഇന്നത്തെ നേതൃത്വമെന്ന മേനി പരത്തലും സംസ്ഥാനത്തുടനീളം സംഘടനയ്ക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികളും പരസ്പരം പൊരുത്തപ്പെടാത്തതും വിപരീത സ്വഭാവം വെളിപ്പെടുത്തുന്നതുമാണ്. നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും. ആം ആദ്മി പാർട്ടിയും ഇടതുപക്ഷവും ആള്‍ക്കൂട്ടവും നാടുവാഴി-ജന്മി-ഫ്യൂഡൽ വാഴ്ചക്കാലത്ത് മാത്രമല്ല, ആധുനിക പരിഷ്‌കൃത കാലത്തും നിന്ദിതരും പീഡിതരുമുണ്ടെന്നും അവരുമായി ആത്മബന്ധം സാദ്ധ്യമാണെന്നുമാണ് ആം ആദ്മി പാർട്ടി പഠിപ്പിച്ച പാഠം. ആം ആദ്മിയും രാഹുലും 2014 തെരഞ്ഞെടുപ്പും ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക. നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്. രാഷ്ട്രീയത്തെ പിന്നിലേക്ക് തള്ളി സാമുദായിക-വർഗ്ഗീയ ശക്തികൾ സാമൂഹിക-സാമ്പത്തിക-ഭരണ നയരൂപീകരണ പ്രക്രിയയിലെ കൈകാര്യകർത്താക്കളായി ഉയരുമ്പോൾ സംഭവിക്കുന്നത് സമൂഹത്തിന്റെ വർഗ്ഗീയവൽക്കരണവും തത്ഫലമായ അരാഷ്ട്രീയവൽക്കരണവുമാണ്. സംഭരണ താപനില അടച്ച എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക, വായു അകറ്റി നിർത്തുക, ചൂട്, വെളിച്ചം, ഈർപ്പം എന്നിവയിൽ നിന്ന് സംരക്ഷിക്കുക. അപേക്ഷ തലച്ചോറിനെ ശക്തിപ്പെടുത്തുന്നതിനും ബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിനും പുതുക്കുന്നതിനും കേടായ മസ്തിഷ്ക ന്യൂറോണുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു 1 ADAMANTANE-1-CARBONYL PYRROLIDINE-2-CARBOXYLIC ACID ഒരു നൈട്രജൻ അടങ്ങിയ ജൈവവസ്തുവാണ്, ഇത് മെഡിസിൻ ബോഡിയിൽ ഉപയോഗിക്കുന്നു. തലച്ചോറിനെ ശക്തിപ്പെടുത്തുന്നതിനും ബുദ്ധി പ്രോത്സാഹിപ്പിക്കുന്നതിനും പുതുക്കുന്നതിനും കേടായ മസ്തിഷ്ക ന്യൂറോണുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാം. സജീവ ഫാർമസ്യൂട്ടിക്കൽ ഇന്റർമീഡിയറ്റുകളിൽ (എപിഐ) പ്രത്യേകതയുള്ള ഒരു ഹൈടെക് എന്റർപ്രൈസാണ് ഷാങ്‌കെ കെമിക്കൽ, പരിചയസമ്പന്നരായ ധാരാളം പ്രൊഫഷണലുകൾ, ഒരു ഫസ്റ്റ് ക്ലാസ് ഉൽ‌പാദന ഉപകരണങ്ങൾ, ഉൽ‌പാദന സമയത്ത് ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ലബോറട്ടറികൾ എന്നിവ. പാൽമിറ്റോയ്ലെത്തനോളമൈഡ് സപ്ലിമെന്റ് വേദനയ്ക്ക് PEA എങ്ങനെ പ്രവർത്തിക്കും? ഏറ്റവും പുതിയ ആന്റി-ഏജിംഗ് മരുന്നുകൾ: നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ് (എൻ‌എം‌എൻ) മഗ്നീഷ്യം എൽ ത്രിയോണേറ്റ് നൂട്രോപിക് സപ്ലിമെന്റ് നമുക്ക് എന്താണ് അറിയേണ്ടത്? ചൈനയിലെ ഹുസാൻ പ്രവിശ്യയിലെ Xuchang ഫൈൻ കെമിക്കൽ ഇൻഡസ്ട്രിയൽ പാർക്ക് “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും? ഞാനൊഴികെ മറ്റ് അനന്തരാവകാശികളില്ലാതെ ചരമമടഞ്ഞ എന്റെ അമ്മാവന്റെ ഭൂസ്വത്ത് കുറച്ചുനാള്‍ മുമ്പ് എനിയ്ക്കു കിട്ടിയിരുന്നു. അങ്ങനെ, മേലു വിയര്‍ക്കാതെ എനിയ്ക്കു കിട്ടിയ ഭൂസ്വത്തിന്റെ ചെറിയൊരു ഭാഗം വാങ്ങാനാഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഒരാളെത്തി. ഞങ്ങള്‍ തമ്മില്‍ വില പേശല്‍ നടന്നു. രണ്ടു കോടി രൂപയ്ക്കു കച്ചവടമുറപ്പിച്ചു. ഞാനൊരു വ്യവസ്ഥ മുന്നോട്ടു വച്ചു: തീറാധാരത്തില്‍ പകുതി വില മാത്രമേ കാണിയ്ക്കൂ. തീറാധാരത്തില്‍ പകുതി വില മാത്രമേ കാണിയ്ക്കൂ എന്നു കേട്ടപ്പോള്‍ വസ്തു വാങ്ങാനെത്തിയ ആള്‍ക്കും സന്തോഷമായി. ഒരു കോടി രൂപയിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീയും ലാഭിയ്ക്കാമല്ലോ. കക്ഷി ഒരു കോടി രൂപ ബാങ്ക് ഡ്രാഫ്റ്റായി തന്നു. ശേഷിയ്ക്കുന്ന ഒരു കോടി രൂപ ഒരു ബ്രീഫ് കേസില്‍ രൊക്കം പണമായും. കക്ഷിയും കണക്കില്‍ പെടുത്താതെ സമ്പാദിച്ചു വച്ചിരുന്ന പണമായിരുന്നിരിയ്ക്കണം അതും. ഇപ്പരിപാടി അപ്പോളെല്ലാവര്‍ക്കുമുണ്ട്! ഞാന്‍ തീറാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കി. ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും? അതു കണക്കില്‍പ്പെടാത്ത പണമായതുകൊണ്ടു ബാങ്കിലടയ്ക്കാനാവില്ല. ബാങ്കിലെങ്ങാന്‍ അടച്ചുപോയാല്‍, അടുത്ത ദിവസം തന്നെ ആദായനികുതിക്കാര്‍ കയറിവന്നു ചോദിച്ചേയ്ക്കാം: എവിടുന്നു കിട്ടീ, ആ പണം? ഉത്തരം മുട്ടിയതു തന്നെ. അവര്‍ അക്കൗണ്ടു മരവിപ്പിയ്ക്കും. കള്ളപ്പണക്കാരനെന്നു ചാനലുകള്‍ ഉറപ്പായും വിശേഷിപ്പിയ്ക്കും. തീറാധാരത്തില്‍ കാണിച്ചിട്ടില്ലാത്തതുകൊണ്ട് കള്ളപ്പണമെന്ന ആരോപണത്തെ എതിര്‍ക്കാനാവില്ല. ഒരു കോടി രൂപയിന്മേല്‍ അടയ്‌ക്കേണ്ടിയിരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീയും അടയ്ക്കാതെ തടിതപ്പിയിരിയ്ക്കുന്നു. ഇതിനൊക്കെപ്പുറമേ, ഒരു കോടിയിന്മേലുള്ള ആദായനികുതിയും ഒഴിവാക്കാനാണു നോട്ടം. വിറ്റ വസ്തുവിന്റെ ഉടമസ്ഥത എനിയ്ക്കു ലഭിച്ചിരുന്ന തീയതിയെ അടിസ്ഥാനമാക്കി ആദായനികുതിയില്‍ നേരിയൊരിളവു ലഭിച്ചെന്നു വരാം, ലഭിച്ചില്ലെന്നും വരാം. ആദായനികുതിവകുപ്പ് ഇളവുകളൊന്നുമനുവദിയ്ക്കുന്നില്ലെങ്കില്‍, വിറ്റവിലയിന്മേല്‍ ഒരു പക്ഷേ, മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. ആകെ വിറ്റവില രണ്ടു കോടി രൂപ. രണ്ടു കോടി രൂപയുടെ മുപ്പതു ശതമാനമെന്നാല്‍ അറുപതു ലക്ഷം രൂപ! അറുപതു ലക്ഷം രൂപ നികുതിയായി അടയ്ക്കുകയോ! പൊതുവില്‍ നിയമങ്ങളനുസരിയ്ക്കുന്നൊരു വ്യക്തിയാണു ഞാന്‍. പക്ഷേ, ഇത്രയധികം രൂപ സര്‍ക്കാരിനു കൊടുക്കുന്നതുകൊണ്ടു നമുക്കെന്തു പ്രയോജനം! അതില്‍ പകുതിയെങ്കിലും ലാഭിയ്ക്കണം. ആ ലക്ഷ്യത്തോടെയാണു തീറാധാരത്തില്‍ പകുതിവില മാത്രം കാണിച്ചതും, പകുതി വില രൊക്കം പണമായി വാങ്ങിയതും. ആദായനികുതിക്കാര്‍ അതു പിടിച്ചെടുത്താല്‍ നികുതിയും പിഴയും അടയ്‌ക്കേണ്ടി വരും. ക്രിമിനല്‍ക്കുറ്റവുമാകും. മിക്കവാറും ‘അഴിയെണ്ണേണ്ടതായും’ വരും. ഈ ആപത്തുകളൊഴിവാക്കണമെങ്കില്‍ ബ്രീഫ് കേസിലുള്ള ഒരു കോടി രൂപ എവിടേയ്‌ക്കെങ്കിലും കടത്തണം. എവിടേയ്ക്കു കടത്തുന്നതാണു നല്ലത്? എന്താണതിനൊരു വഴി? ഞാന്‍ അതിരഹസ്യമായി ചില അന്വേഷണങ്ങള്‍ നടത്തി. ഹവാലയുള്‍പ്പെടെ പല വഴികളും പൊന്തിവന്നു. അവയില്‍, താരതമ്യേന എളുപ്പമുള്ളൊന്ന് എനിയ്ക്കിഷ്ടപ്പെട്ടു. അതനുസരിച്ച്, ഞാന്‍ പണവുമായി ഗുജറാത്തിലെ സൂററ്റിലേയ്ക്കു പറന്നു. അവിടെ വജ്രങ്ങള്‍ ധാരാളം. അവിടത്തെ പ്രസിദ്ധനായൊരു വജ്രവ്യാപാരിയില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന വജ്രങ്ങള്‍ ഞാന്‍ വാങ്ങി. അവ കോര്‍ത്തുണ്ടാക്കിയൊരു മാലയുടെ രൂപത്തിലായിരുന്നു. ഒരു കോടി രൂപ രൊക്കം പണമായി കൊടുത്തപ്പോള്‍ വജ്രവ്യാപാരി യാതൊരു ഭാവവ്യത്യാസവും കൂടാതെ അതു വാങ്ങി പെട്ടിയിലിട്ടു; പകരം, വജ്രങ്ങള്‍ കോര്‍ത്ത മാല തരികയും ചെയ്തു. ചോദ്യങ്ങളില്ല, ബില്ലുമില്ല. വ്യാപാരി തന്ന വജ്രങ്ങള്‍ വജ്രങ്ങള്‍ തന്നെയാണോ എന്നറിയില്ല. അവ കൃത്രിമമല്ലെന്ന വിശ്വാസത്തിന്‍ ഞാനവ വാങ്ങി. ദുബായ് വിസ കൈയിലുണ്ടായിരുന്നു. അതുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എനിയ്ക്കു മുംബൈയില്‍ നിന്നു ദുബായിലേയ്ക്കു പോകാന്‍ സാധിച്ചു. ഒരു കോടി രൂപയുടെ വജ്രമാല ശരീരത്തിലണിഞ്ഞുകൊണ്ടായിരുന്നു യാത്ര. വജ്രമാലയണിഞ്ഞുകൊണ്ടു മുംബൈ എയര്‍പോര്‍ട്ടില്‍ പ്രവേശിച്ചപ്പോള്‍ ഉള്‍ക്കിടിലമുണ്ടായിരുന്നു: പിടിയ്ക്കപ്പെട്ടേയ്ക്കുമോ! എന്റെ ആശങ്കകള്‍ അസ്ഥാനത്തായിരുന്നു; യാതൊരു തടസ്സവുമുണ്ടായില്ല. വജ്രമാലയണിഞ്ഞുകൊണ്ടു വിദേശത്തു നിന്നിങ്ങോട്ടു വന്നിറങ്ങുകയായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ കള്ളക്കടത്തുകാരനായി മുദ്രയടിയ്ക്കപ്പെട്ടേനേ! ദുബായില്‍ച്ചെന്നയുടന്‍ ഞാന്‍ വജ്രമാലയൂരിവിറ്റു. ഒരു കോടി രൂപ വിലയുള്ള വജ്രമാല നമുക്കിവിടെ, കേരളത്തില്‍ വലുതാണ്. എന്നാല്‍ ദുബായിലതെല്ലാം നിസ്സാരം. അതിന്റെ പല മടങ്ങു വിലയുള്ള വജ്രങ്ങള്‍ പോലും അവിടെ അനായാസം വില്‍ക്കാം. തലയില്‍ മുണ്ടിട്ടു കള്ളുഷാപ്പില്‍ കയറുന്നതു പോലെ, പാത്തും പതുങ്ങിയുമുള്ള വില്‍പ്പനയല്ല നടന്നത്; അവിടത്തെ നിയമങ്ങള്‍ക്കനുസൃതമായ, തുറന്ന വില്‍പ്പന തന്നെ നടന്നു. വജ്രമാലയുടെ ജാതകമൊന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. വിറ്റയുടന്‍ രൊക്കം പണം കിട്ടുകയും ചെയ്തു: ആറു ലക്ഷത്തിലേറെ ദിര്‍ഹം. ദിര്‍ഹവും രൂപയും തമ്മിലുള്ള വിനിമയനിരക്കുവച്ചു ഞാന്‍ കണക്കു കൂട്ടി നോക്കി: മുടക്കുമുതലിനു പുറമെ, പത്തു ലക്ഷം രൂപയോളം ലാഭവും കിട്ടിയിരിയ്ക്കുന്നു. ഞാന്‍ ചിരിച്ചുപോയി: കള്ളപ്പണത്തിന്മേല്‍ ലാഭം! ഇന്ത്യാഗവണ്മെന്ററിയാതിരിയ്ക്കുന്നതാണു നല്ലത്; അറിഞ്ഞാല്‍, ഈ ലാഭത്തിന്മേലും അവര്‍ ആദായനികുതി ആവശ്യപ്പെടും, തീര്‍ച്ച. വജ്രക്കടയില്‍ നിന്നു പണവുമായി ഞാന്‍ പോയതു ദുബായിലുള്ളൊരു ബാങ്കിലേയ്ക്കാണ്. ‘എനിയ്ക്ക് ഒരക്കൗണ്ടു തുടങ്ങണം,’ ഞാന്‍ പറഞ്ഞു. ബാങ്ക് ഓഫീസര്‍ പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു. അക്കൗണ്ടു തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. വജ്രമാല വിറ്റു കിട്ടിയ ദിര്‍ഹം മുഴുവന്‍ ഞാന്‍ അക്കൗണ്ടിലടച്ചു. എവിടുന്നു കിട്ടീ, ഇത്രയധികം പണമെന്ന് ആരുമെന്നോടു ചോദിച്ചില്ല. അവിടെ അതൊന്നുമാരും ആരായാറില്ലെന്നു തോന്നുന്നു. കേരളത്തില്‍ തിരിച്ചെത്തിയ പാടെ, എന്നെ അസ്വസ്ഥത ബാധിച്ചു. ദുബായിലേയ്ക്ക് കേരളത്തില്‍ നിന്ന് അധികം അകലമില്ല. ഇന്ത്യാഗവണ്മെന്റ് അന്വേഷിയ്ക്കുകയാണെങ്കില്‍ ദുബായിയിലെ ബാങ്ക് എന്റെ അക്കൗണ്ടിലെ തുകയുടെ കാര്യം ഇന്ത്യാഗവണ്മെന്റിനു വെളിപ്പെടുത്തിക്കൊടുക്കുകയില്ലെന്ന് എന്താണുറപ്പ്? അവരങ്ങനെ വെളിപ്പെടുത്താറില്ലെന്നാണു പറഞ്ഞു കേട്ടത്. എങ്കിലും, പണം കുറേക്കൂടി അകലേയ്ക്കു മാറ്റുന്നതാകും ബുദ്ധി. ഇന്ത്യാഗവണ്മെന്റിനു പെട്ടെന്നെത്താനാകാത്തയത്ര അകലത്തേയ്ക്ക്. സ്വിറ്റ്‌സര്‍ലന്റിലെ ബാങ്കുകളിലാണു പണം ഏറ്റവും സുരക്ഷിതമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ദുബായില്‍ നിന്നു സ്വിസ് ബാങ്കിലേയ്‌ക്കെങ്ങനെ പണം കടത്താം? ഞാന്‍ ഗൂഗിള്‍ സെര്‍ച്ചു നടത്തി. ഗൂഗിളിനെ പൂജിയ്ക്കണം: നിമിഷാര്‍ദ്ധം കൊണ്ട് ചില സ്വിസ് കമ്പനികളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു. അവയുടെ വെബ്‌സൈറ്റുകളില്‍ പറഞ്ഞിരിയ്ക്കുന്നതെല്ലാം ഞാന്‍ പലയാവര്‍ത്തി വായിച്ചു മനസ്സിലാക്കി. ആപത്തുകളില്‍ ചെന്നു ചാടരുതല്ലോ. തൃപ്തി തോന്നിപ്പിച്ച കമ്പനികളുടെ വെബ്‌പേജുകളില്‍ ഞാനൊരു സന്ദേശം പോസ്റ്റു ചെയ്തു. താമസിയാതെ മറുപടികള്‍ വന്നു. പ്രോത്സാഹജനകമായിരുന്നു, മറുപടികളെല്ലാം. അവയിലൊരു കമ്പനിയുടെ സേവനങ്ങള്‍ക്കുള്ള ഫീസു കൂടുതലായിരുന്നു. എങ്കിലും ഞാനവരെത്തന്നെ തെരഞ്ഞെടുത്തു. അവരോടു ഞാനെന്റെ കൃത്യമായ ആവശ്യം സൂചിപ്പിച്ചു: ദുബായിലുള്ള പണം സ്വിറ്റ്‌സര്‍ലന്റിലെ സുരക്ഷിതമായ ഏതെങ്കിലുമൊരു ബാങ്കിലേയ്ക്കു മാറ്റണം. കമ്പനിയുടെ മറുപടിയില്‍ നിന്ന് എനിയ്ക്കു മനസ്സിലാക്കിയെടുക്കാനായ പ്രക്രിയ അല്പം സങ്കീര്‍ണമായിരുന്നു. ദുബായില്‍ നിന്നു സ്വിറ്റ്‌സര്‍ലന്റിലേയ്ക്കുള്ള പണത്തിന്റെ യാത്ര നേരിട്ടല്ല. ദുബായില്‍ നിന്നാദ്യം പോകുന്നത് സമോവ എന്നൊരു രാജ്യത്തെ ഒരു കമ്പനിയിലേയ്ക്കായിരിയ്ക്കും. നിക്ഷേപത്തിന്റെ രൂപത്തില്‍. അവിടന്നതു സീഷെല്‍സിലെ മറ്റൊരു കമ്പനിയിലേയ്ക്കു കടക്കും. സീഷെല്‍സില്‍ നിന്നു ബ്രിട്ടീഷ് വേര്‍ജിന്‍ ഐലന്റിലെ ഒരു കമ്പനിയിലേയ്ക്ക്. അതവിടേയും അവസാനിയ്ക്കുന്നില്ല. പലയിടങ്ങളിലായി കറങ്ങിത്തിരിഞ്ഞ്, ഒടുവില്‍, പണം സ്വിസ് ബാങ്കിലെത്തും. മഹാഭാരതത്തില്‍, ധൈര്യസമേതം ചക്രവ്യൂഹത്തിനകത്തു കടന്ന അഭിമന്യുവിനു പുറത്തുകടക്കാനുള്ള വഴിയറിയാതെ മരണപ്പെടേണ്ടിവന്നതാണു പെട്ടെന്നോര്‍ത്തുപോയത്. ഇത്രയധികം സ്ഥലങ്ങളില്‍ക്കിടന്നു കറങ്ങുന്നതിനിടയില്‍ പണത്തിനു വഴി തെറ്റുകയോ അതെവിടെയെങ്കിലും കുടുങ്ങിപ്പോകുകയോ മറ്റോ ചെയ്യുമോ? പണം തിരികെക്കിട്ടേണ്ടപ്പോള്‍ തിരികെക്കിട്ടാതെ വന്നേയ്ക്കുമോ? എന്തുകൊണ്ട് പണം ദുബായില്‍ നിന്നു സ്വിസ് ബാങ്കിലേയ്ക്കു നേരിട്ടു മാറ്റിക്കൂടാ? ദുബായില്‍ നിന്നു സ്വിറ്റ്‌സര്‍ലന്റിലേയ്ക്കു നേരിട്ടു വിമാനസര്‍വീസുണ്ടല്ലോ. ഞാന്‍ സംശയങ്ങളുന്നയിച്ചു. വിശദീകരണം വന്നു: പണത്തിന്റെ റൂട്ട് വിമാനത്തിന്റേതില്‍ നിന്നു വ്യത്യസ്തമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ പണം സ്വിസ് ബാങ്കിലെത്തിയിരിയ്ക്കും. ആവശ്യമുള്ളപ്പോള്‍ പിന്‍വലിയ്ക്കുകയും ചെയ്യാം. പണം നൂറു ശതമാനം സുരക്ഷിതമായിരിയ്ക്കും. സ്വിസ് ബാങ്കുകളിലെ സുരക്ഷിതത്വം പ്രസിദ്ധമാണ്. പിന്നെ, മദ്ധ്യവര്‍ത്തികളായ ഞങ്ങളുടെ ഈ സേവനങ്ങള്‍ക്കെല്ലാം ചെറിയൊരു ഫീസുള്ള കാര്യം ഓര്‍മ്മിയ്ക്കുമല്ലോ. പണം അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു മറ്റാരും അതിന്റെ പന്ഥാവു മനസ്സിലാക്കുകയും, അതിനെ പിന്തുടര്‍ന്നു പിടികൂടുകയും ചെയ്യാതിരിയ്ക്കാന്‍ വേണ്ടിയാണ്. ചക്രവ്യൂഹത്തിന്റെ ഒരു പ്രായോഗികമാതൃക; ഒരാപ്ലിക്കേഷന്‍. ‘ആപ്പ്’ എന്നും പറയാം. പണത്തെ പിന്തുടരാന്‍ ശ്രമിയ്ക്കുന്ന അധികാരികള്‍ക്കു ചക്രവ്യൂഹത്തില്‍ വച്ചു വഴി പിഴയ്ക്കും. പാതിവഴിയിലവര്‍ ശ്രമം ഉപേക്ഷിയ്ക്കും. പണത്തിനാകട്ടെ, വഴി പിഴയ്ക്കുകയുമില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കു ഞാനൊരു സ്വിസ് ബാങ്കു നിക്ഷേപകനായി. അക്കൗണ്ടില്‍ ഒന്നരലക്ഷത്തോളം സ്വിസ് ഫ്രാങ്ക്. പാസ്ബുക്കില്ല, ചെക്ക് ബുക്കില്ല. യൂസര്‍ നെയിമും ഏതാനും പാസ്‌വേര്‍ഡുകളും മാത്രം. അവയെനിയ്ക്കു ഹൃദിസ്ഥമാണ്. ഇനിയെപ്പോള്‍ വേണമെങ്കിലും ആദായനികുതിക്കാര്‍ വീട്ടില്‍ക്കയറി വന്നോട്ടെ, ചികഞ്ഞു നോക്കിക്കോട്ടെ. എന്റെ രഹസ്യസമ്പാദ്യത്തെപ്പറ്റി അവര്‍ക്കൊരു വിവരവും കിട്ടാന്‍ പോകുന്നില്ല. കുടുംബസമേതം സ്വിറ്റ്‌സര്‍ലന്റില്‍പ്പോയി കുറച്ചുദിവസം സുഖവാസമെടുക്കാന്‍ പ്ലാനുണ്ട്. സാധിച്ചാല്‍ അമേരിക്കയുമൊന്നു കാണണം. ഒന്നര ലക്ഷത്തോളം സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കില്‍ കിടക്കുമ്പോള്‍ അതിനെന്താ ബുദ്ധിമുട്ട്! അടിച്ചുപൊളിയ്ക്കുക തന്നെ. അതിനൊക്കെയല്ലെങ്കില്‍ മറ്റെന്തിനാണു കള്ളപ്പണം! ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വിസ് ബാങ്കില്‍ക്കിടക്കുന്ന പണത്തിന്മേല്‍ പലിശ കണക്കാക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തേയ്ക്കുള്ള സ്ഥിരനിക്ഷേപത്തിന് എട്ടു ശതമാനത്തില്‍ കുറയാത്ത പലിശ നല്‍കുന്ന ബാങ്കുകള്‍ കേരളത്തില്‍ ധാരാളം. സ്വിസ് ബാങ്കും അത്രയൊക്കെത്തന്നെ തരുമായിരിയ്ക്കണം. ഒരു കോടിയിന്മേല്‍ എട്ടു ശതമാനം പലിശയെന്നാല്‍, വര്‍ഷം എട്ടു ലക്ഷം രൂപ. പലിശ പിന്‍വലിയ്ക്കാതിരുന്നാല്‍ പലിശ മേല്‍ പലിശ നേടാം. ഒരു പതിറ്റാണ്ടു കൊണ്ടു തന്നെ നിക്ഷേപം ഏതാണ്ടിരട്ടിയാക്കാം. ഏറ്റവുമധികം പലിശ കൂടുതല്‍ കിട്ടുന്ന പദ്ധതിയിലേയ്ക്കു മാറ്റണമെന്ന നിര്‍ദ്ദേശം കൊടുക്കാനായി ഞാനെന്റെ അക്കൗണ്ടുള്ള സ്വിസ് ബാങ്ക് വെബ് സൈറ്റ് സന്ദര്‍ശിച്ചു. സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള സ്വിസ് ബാങ്കുകളുടെ പലിശനിരക്കുകള്‍ തുച്ഛമാണെന്നു കണ്ടതോടെ പത്തു കൊല്ലം കൊണ്ടു നിക്ഷേപം ഇരട്ടിയാക്കി വളര്‍ത്താമെന്ന എന്റെ സങ്കല്പം തകര്‍ന്നു. ഒരു കോടി രൂപ എത്ര കാലമാണു കാര്യമായ വരുമാനമൊന്നുമില്ലാതെ അക്കൗണ്ടില്‍ വച്ചുകൊണ്ടിരിയ്ക്കുക! കാര്യമായ വരുമാനമുണ്ടാക്കിത്തരുന്നില്ലെങ്കില്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകൊണ്ട് ഒരലമാരയുടെ ഗുണമേയുള്ളൂ. നാണയപ്പെരുപ്പം മൂലം നാമറിയാതെ അലമാരയിലെ പണത്തിനു മൂല്യശോഷണം വരികയും ചെയ്യും. പണം അലമാരയില്‍ നിന്നു പുറത്തുകടന്നെങ്കില്‍ മാത്രമേ, അതിനു വരുമാനം നേടാനാകൂ. സ്വിസ് ബാങ്കിലെ പലിശനിരക്കിനേക്കാളുയര്‍ന്ന വരുമാനം നേടാനുള്ള വഴികള്‍ ഞാനാരാഞ്ഞു. പല നിര്‍ദ്ദേശങ്ങളും കിട്ടി. അവയിലൊന്ന് അതിവേഗം വളരുന്ന ചില രാഷ്ട്രങ്ങളിലെ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപം നടത്തുകയെന്നതായിരുന്നു. ചൈനയും ഇന്ത്യയുമാണ് ഏറ്റവുമധികം വളര്‍ച്ചയുള്ള വന്‍ രാജ്യങ്ങള്‍. ചൈനയിലെ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപം നടത്തുന്നതിനേക്കാള്‍ എളുപ്പം ഇന്ത്യയിലേതില്‍ നിക്ഷേപം നടത്തുന്നതാണെന്നായിരുന്നു, നിര്‍ദ്ദേശത്തിലെ ശുപാര്‍ശ. വൈചിത്ര്യം നോക്കണേ! ഇന്ത്യയില്‍ വച്ചു കണ്ടുപിടിയ്ക്കപ്പെടാതിരിയ്ക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകള്‍ സഹിച്ചു സ്വിറ്റ്‌സര്‍ലന്റിലേയ്ക്കു കടത്തിയ കള്ളപ്പണം ഉയര്‍ന്ന വരുമാനം കിട്ടാന്‍ തിരികെ ഇന്ത്യയില്‍ത്തന്നെ നിക്ഷേപിയ്‌ക്കേണ്ടി വരുന്ന അവസ്ഥ. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപങ്ങള്‍ ആരുടേതെന്നു കണ്ടെത്തുന്നത് ഇന്ത്യയിലെ അധികൃതര്‍ക്ക് എളുപ്പമാണ്. അവിടെ നിക്ഷേപം നടത്തിയാല്‍ എന്റെ കള്ളപ്പണം പിടിയ്ക്കപ്പെടും, തീര്‍ച്ച. എനിയ്ക്കു ഭയമായി. പക്ഷേ, കൂടുതല്‍ വിവരങ്ങളറിയാനായപ്പോള്‍ എന്റെ ഭയമകന്നു. വിദേശനിക്ഷേപകര്‍ക്കു വേണ്ടി ഇന്ത്യയിലെ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപം നടത്തിയിരിയ്ക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ചില വിദേശരാജ്യങ്ങളിലുണ്ട്. മൊറീഷ്യസ് അത്തരമൊരു രാജ്യമാണ്. ആ സ്ഥാപനങ്ങള്‍ക്കു പണം നല്‍കിയാല്‍, അവരതുപയോഗിച്ച് ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുകയും, അവയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ട് അഥവാ പീനോട്ട് എന്നൊരു സാക്ഷ്യപത്രം നമുക്കു തരികയും ചെയ്യുന്നു. പീനോട്ട് നമുക്കെളുപ്പം വിറ്റൊഴിയാം. വില്‍ക്കുമ്പോള്‍ ഓഹരിവിലകളുയര്‍ന്നിട്ടുണ്ടെങ്കില്‍ അതിനനുസൃതമായ മെച്ചം നമുക്കു കിട്ടുന്നു. ഇതിനു പുറമേ, ഓഹരികളിന്മേലുള്ള ലാഭവീതവും നമുക്കുള്ളതു തന്നെ. ഓഹരിവിലകളില്‍ ഇടിവുണ്ടായാല്‍ നഷ്ടസാദ്ധ്യതയുണ്ട്. നമ്മുടെ പേര് ഇന്ത്യന്‍ ഓഹരിക്കമ്പോളത്തിലെവിടേയും പ്രത്യക്ഷപ്പെടുകയില്ലെന്നതാണു പീനോട്ടിന്റെ മുഖ്യവൈശിഷ്ട്യം. അതെന്നെ ആകര്‍ഷിച്ചു. എന്റെ കള്ളപ്പണം പിടിയ്ക്കപ്പെടുകയില്ലല്ലോ. ഓഹരിക്കമ്പോളത്തില്‍ നിന്നു കിട്ടാവുന്ന മെച്ചങ്ങള്‍ നേടുകയും ചെയ്യാം. വീണ്ടുമൊന്നാലോചിയ്‌ക്കേണ്ടി വന്നില്ല. കള്ളപ്പണക്കാര്‍ രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്നവരാണെന്നു പൊതുവില്‍ വ്യാഖ്യാനിയ്ക്കപ്പെടാറുണ്ടെങ്കിലും, എന്റെ കള്ളപ്പണം ഇന്ത്യയില്‍ത്തന്നെ കിടക്കട്ടേയെന്നു ഞാന്‍ തീരുമാനിച്ചു. ഇതിനായി മൊറീഷ്യസിലെ പല സ്ഥാപനങ്ങളില്‍ വിശ്വാസ്യതയുള്ളതെന്നു തോന്നിപ്പിച്ച ഒന്നിനെ ഞാന്‍ തെരഞ്ഞെടുത്തു. ആ സ്ഥാപനത്തിന്റെ പീനോട്ടുകള്‍ ഞാന്‍ വാങ്ങി. അങ്ങനെ, എന്റെ കള്ളപ്പണമുപയോഗിച്ചു ഞാന്‍ ഇന്ത്യന്‍ ഓഹരിക്കമ്പോളത്തിലെ ഒരു രഹസ്യനിക്ഷേപകനായിത്തീര്‍ന്നിരിയ്ക്കുന്നു! കുറിപ്പ്: ഇന്ത്യന്‍ ഓഹരിക്കമ്പോളത്തില്‍ പീനോട്ടുകള്‍ വഴിയുള്ള നിക്ഷേപം രണ്ടര ലക്ഷം കോടി രൂപയിലേറെയുണ്ടത്രേ! ഓഹരിക്കമ്പോളത്തില്‍ വലുതായ സ്വാധീനം ചെലുത്താന്‍ പീനോട്ടുകള്‍ വഴിയുള്ള ഈ നിക്ഷേപങ്ങള്‍ക്കാകും. കള്ളപ്പണമെങ്ങനെയുണ്ടാകുന്നെന്നും അതിന്റെ വഴികളും ലളിതമായി വിശദീകരിയ്ക്കാന്‍ വേണ്ടി മെനഞ്ഞെടുത്തൊരു സാങ്കല്പികകഥയാണു മുകളില്‍ കൊടുത്തിരിയ്ക്കുന്നത്. കഷ്ടിച്ചു ജീവിച്ചുപോകുന്ന ഈ ലേഖകന്റെ പക്കല്‍ കള്ളപ്പണമില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ലേഖനപരമ്പര കള്ളപ്പണത്തെ പ്രോത്സാഹിപ്പിയ്ക്കാനുദ്ദേശിച്ചുള്ളതുമല്ല. അപ്പൊ ഇന്ന് ഞാൻ വന്നിട്ടുള്ളത് ഒരു ഹെയർ സ്പാ ട്രീറ്റ്മെന്റ് ആയിട്ടാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഇപ്പോഴത്തെ ഒരു കാലാവസ്ഥ കാരണം നമുക്ക് ഭയങ്കര ആയിട്ടും മുടിയിലെ എഫക്ട് ആവുന്നുണ്ട് അതിനുള്ള ഒരു ട്രീറ്റ്മെന്റ് ആണ്. ഓരോന്നോരോന്നായി ഇട്ട് ഞാൻ പറഞ്ഞു തരാം. അതിനായിട്ട് ആദ്യം നമുക്ക് ഒരു ഓയിൽ തയ്യാറാക്കി എടുക്കണം. അത് ഒരു മസാജിന് വേണ്ടിയിട്ടാണ് നമ്മുടെ ഹയർ വേണ്ടിയിട്ട് അപ്പോ അതിനു വേണ്ടി ഞാൻ ഒരു ബൗളിലേക്ക് ക്യാപിറ്റോൾ ഓയിൽ എടുത്തു. എന്നിട്ട് ഇതിലേക്ക് നമുക്ക് ഒരു രണ്ടു മൂന്ന് ടീസ്പൂൺ ഉലുവയും കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് നമ്മൾ ഇത് വെയിലത്ത് വച്ചിട്ട് ഉണക്കാൻ വയ്ക്കണം. ഒരു രണ്ടു മൂന്നു മണിക്കൂറ് ഇത് വെയിലത്ത് വെച്ച് കൊടുക്കാ ആ ഒരു സമയം കൊണ്ട് നമുക്ക് ഇതിലേക്കുള്ള നല്ലൊരു പാക്ക് തയ്യാറാക്കി എടുക്കാം. അപ്പോൾ ഞാൻ ഈ മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് കറിവേപ്പില അതുപോലെ ഒരു മൂന്ന് ടേബിൾസ്പൂൺ ഓളം തൈരും പിന്നെ അതുപോലെ തന്നെ ആപ്പിൾ സൈഡർ വിനീഗർ ചേർത്തുകൊടുക്കാം. ഇതൊരു പാക്ക് തയ്യാറാക്കാൻ വേണ്ടിയിട്ടാണ്. അപ്പോ ഇല്ല നമ്മൾ അവിടെ നന്നായിട്ട് വെയില് കൊള്ളിക്കാൻ വേണ്ടിയിട്ട് വെച്ച് കൊടുത്തിട്ടുണ്ട്. ഹോട്ടലിലെ ഭക്ഷണങ്ങളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ദുരുദ്ദേശ്യപരം: പോപുലര്‍ ഫ്രണ്ട് മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനപകടത്തിൽ മരിച്ചു യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി; ഇന്ന് നാട്ടിലെത്തും ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നലെയാണ് പുറത്തിറങ്ങാനായത്. ഇന്ന് (തിങ്കൾ) രാവിലെ 11ന് നെടുമ്പാശേരി എയർപോർട്ടിൽ അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും, ഗ്രെറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടെപ്പട്ടത് കര്‍ഷക സമരത്തെ പിന്തുണച്ച് സലീം കുമാര്‍ കർഷക പ്രക്ഷോഭത്തിന് മുമ്പിൽ സുല്ലിട്ടു; ഭൂമിയും കൃഷിയും വേണ്ടെന്ന് റിലയൻസ്;സർക്കാർ സംരക്ഷണം ആവശ്യപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് േകാടതിയെ സമീപിച്ചു ‘അമിത് ഷായെ വിമര്‍ശിച്ചു’; സ്റ്റാൻഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി നേടാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ബിജെപി സർക്കാരാണ് ഗോവയിൽ അധികാരത്തിലുള്ളത്.കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും വിദ്വേഷ പരാര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരതിന് യുകെയില്‍ 20 ലക്ഷം രൂപ പിഴ,സംപ്രേക്ഷണത്തിനും വിലക്ക് ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം ഖത്തറുമായുള്ള വ്യാപാര-ഗതാഗത ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് യുഎഇ അബുദാബി വീണ്ടും തുറക്കുന്നു: രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കും യുഎഇയിൽ ഇന്ന് 1,305 പേർക്ക് കോവിഡ്;826 പേർക്ക് രോഗമുക്തി, ഒരു മരണം സ്ഥിരകരിച്ചു യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി ഐപിഎല്ലില്‍ ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ? നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ? പാകിസ്താന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് ഐപിഎല്ലില്‍ മിന്നുംപ്രകടനം; സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍,തിരുത്തുമായി ഗംഭീർ സിക്‌സര്‍ മഴയില്‍ പഞ്ചാബിനെ മുക്കി രാജസ്ഥാന്‍ കൊവിഡ് കാലത്ത് പാവങ്ങളെ സോനു സൂദ് സഹായിച്ചത് 10 കോടി ലേണെടുത്താണെന്ന്‌ റിപ്പോര്‍ട്ടുകള്‍; ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയത്തില്‍ ”നിങ്ങളെന്തിനാണ് ഒരു മുസ്‍ലീമിനെ വിവാഹം ചെയ്തത്?”; വര്‍ഗീയ കമന്‍റുമായി എത്തിയ ആൾക്ക് നടി പ്രിയാമണിയുടെ മറുപടി വൈറലായി 2020ൽ ഇന്ത്യക്കാർ ഉപയോഗിച്ച ഏറ്റവും മികച്ച ആപ്പുകൾ ഇവയാണ് നേഹയുടെ വിവാഹ വസ്ത്രങ്ങൾ ബിടൗൺ താരറാണിമാരുടേത് കോപ്പി ചെയ്തെന്ന് ആരോപണം; പ്രതികരണവുമായി നേഹ കക്കർ ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി; ചിത്രങ്ങളും, വീഡിയോകളും കാണാം ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം; അക്ഷയ്കുമാർ ചിത്രത്തിനെതിരെ കർണിസേന രംഗത്ത് പൊലീസ് നടത്തുന്ന അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ദൃശ്യം 2 ന്യായീകരിക്കുകയാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഇത് അപമാനിക്കലാണ്; ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സലീം കുമാര്‍ തിയറ്ററുകളെ ഇളക്കി മറിക്കാന്‍ വരുന്നു റോക്കി ഭായ്; റിലീസ് തിയതി പ്രഖ്യാപിച്ചു, കെജിഎഫിന്‍റെ കേരളത്തിലെ വിതരണാവകാശം നടന്‍ പൃഥിരാജിന് താണ്ഡവ് വെബ് സീരീസ് വിവാദം; പിടിവിടാതെ യുപി പോലീസ്, അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ മുംബൈയിലെത്തി ഹിന്ദുത്വ ക്രൂരതകളുടെ കാരണം പോലുമറിയാത്ത ‘യുക്തിവാദി,രവിചന്ദ്രന്‍, യുക്തിബോധമുള്ള മനുഷ്യര്‍ക്കിടയില്‍ നിങ്ങളൊരു റിവേഴ്‌സ് ഗിയറാണ്: ദിനു വെയ്ലിന്റെ എഫ്ബി പോസ്റ്റ്‌ സാമൂഹ്യ നീതി പുലരാതെ നവകേരളം സാധ്യമോ? എസ്ഡിപിഐസംസ്ഥാന ജനറല്‍ സെക്രട്ടറിതുളസീധരന്‍ പള്ളിക്കല്‍ ✍️ ചരിത്രം തിരുത്തിക്കൊണ്ട് രണ്ടാമതും പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു.'നവകേരളത്തെക്കുറിച്ച് ഏറെ വാചാലമായ മുഖ്യമന്ത്രിയില്‍ നിന്ന് ഭാവനാത്മകവും ക്രിയാത്മകവുമായചുവടുവെയ്പുകള്‍ പ്രതീക്ഷിക്കുന്നു..പക്ഷേ, സംഘടിത സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കു വിധേയമാകുന്ന നയങ്ങള്‍ തുടക്കത്തിലേ സംഭവിക്കുന്നു. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി വെള്ളാപ്പള്ളിയോട് !അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്? കേരളത്തിലെ ന്യൂനപക്ഷങ്ങൾ അന്യായമായി അധികാരത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഭൂരിപക്ഷത്തിൻ്റെ പൊതുസ്വത്ത് കവർന്നെടുക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേഷൻ്റെ പ്രസ്ഥാവന ഭ്രാന്തൻ ജ്വൽപനങ്ങളാണ്. ബോധാവസ്ഥ ലഭ്യമാകുന്നുവെങ്കിൽ അതിനദ്ധേഹം വിശദീകരണം നൽകുകയും പരസ്യ ചർച്ചക്ക് തയ്യാറാവുകയും വേണം. RSS ഹലാൽ ഫുഡ് ഹലാൽ ബിസിനസിലെ ക്ലയന്റ് ബേസിനെ കുറിച്ചുള്ള വാദങ്ങൾ സംഖികൾ ഉയർത്തിക്കൊണ്ടുവരുന്ന ഹലാൽ ഫുഡ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ലോജിക്ക് ശരിയാകണമെങ്കിൽ അതിനു പശ്ചാത്തലമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഹോട്ടൽ ഭക്ഷണ സംസ്കാരത്തെ നന്നായി സങ്കുചിതമാക്കണം എന്നിട്ടു ഹലാൽ ഭക്ഷണം ഹലാലല്ലാത്ത ഡിസംബര്‍ 30 ഓൾ ഇന്ത്യ മുസ്‌ലിം ലീഗിന്‍റെ ജന്മദിനം;സി പി മുഹമ്മദ് അലി എഴുതുന്നു.. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ചരിത്രപ്രധാനമായ ദിവസമാണ് ഡിസംബര്‍ 30. ബ്രിട്ടീഷ് ഇന്ത്യയില്‍ അവഗണനക്കും അടിച്ചമര്‍ത്തലിനും വിധേയരായ മുസ്‌ലിംകള്‍ തങ്ങളുടെ അവകാശ പോരാട്ടത്തിനായി ആള്‍ ഇന്ത്യ മുസ്‌ലിം ലീഗ് രൂപീകരിച്ചത് അന്നാണ്. കോണ്‍ഗ്രസ് എന്ന ബ്രിട്ടീഷ് വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ കേരളത്തില്‍ 10 ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന്‌ കെപിസിസി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്‌ക്വാഡ് പരിശോധനയില്‍ 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി ഓങ്ങല്ലൂര്‍ പഞ്ചായത്തിൽ എസ്ഡിപിഐ നിലപാട് നിര്‍ണായകം ഹോട്ടലിലെ ഭക്ഷണങ്ങളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ദുരുദ്ദേശ്യപരം: പോപുലര്‍ ഫ്രണ്ട് മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനപകടത്തിൽ മരിച്ചു യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി; ഇന്ന് നാട്ടിലെത്തും ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഇന്നലെയാണ് പുറത്തിറങ്ങാനായത്. ഇന്ന് (തിങ്കൾ) രാവിലെ 11ന് നെടുമ്പാശേരി എയർപോർട്ടിൽ അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാനയെയും, ഗ്രെറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടെപ്പട്ടത് കര്‍ഷക സമരത്തെ പിന്തുണച്ച് സലീം കുമാര്‍ കർഷക പ്രക്ഷോഭത്തിന് മുമ്പിൽ സുല്ലിട്ടു; ഭൂമിയും കൃഷിയും വേണ്ടെന്ന് റിലയൻസ്;സർക്കാർ സംരക്ഷണം ആവശ്യപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് േകാടതിയെ സമീപിച്ചു ‘അമിത് ഷായെ വിമര്‍ശിച്ചു’; സ്റ്റാൻഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു കഞ്ചാവ് കൃഷിയെ നാട്ടിലെ വ്യവസായമെന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പനാജി: കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനായി മാത്രം കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി നേടാനാണ് ആരോഗ്യവകുപ്പ് നീക്കം നടത്തുന്നത്. ബിജെപി സർക്കാരാണ് ഗോവയിൽ അധികാരത്തിലുള്ളത്.കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും വിദ്വേഷ പരാര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരതിന് യുകെയില്‍ 20 ലക്ഷം രൂപ പിഴ,സംപ്രേക്ഷണത്തിനും വിലക്ക് ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം ഖത്തറുമായുള്ള വ്യാപാര-ഗതാഗത ബന്ധം ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് യുഎഇ അബുദാബി വീണ്ടും തുറക്കുന്നു: രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ പ്രവർത്തനങ്ങളും പുനരാരംഭിക്കും യുഎഇയിൽ ഇന്ന് 1,305 പേർക്ക് കോവിഡ്;826 പേർക്ക് രോഗമുക്തി, ഒരു മരണം സ്ഥിരകരിച്ചു യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നൽകിയ ഇളവുകള്‍ ഈ വര്‍ഷം അവസാനം വരെ നീട്ടി ഐപിഎല്ലില്‍ ജയവും തോല്‍വിയും തീരുമാനിക്കുന്നത് ഫാന്‍റസി ആപ്പുകളോ? നടക്കുന്നതെല്ലാം തിരക്കഥ പ്രകാരമോ? പാകിസ്താന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കോവിഡ് ഐപിഎല്ലില്‍ മിന്നുംപ്രകടനം; സഞ്ജു അടുത്ത ധോണിയെന്ന് തരൂര്‍,തിരുത്തുമായി ഗംഭീർ സിക്‌സര്‍ മഴയില്‍ പഞ്ചാബിനെ മുക്കി രാജസ്ഥാന്‍ കൊവിഡ് കാലത്ത് പാവങ്ങളെ സോനു സൂദ് സഹായിച്ചത് 10 കോടി ലേണെടുത്താണെന്ന്‌ റിപ്പോര്‍ട്ടുകള്‍; ഫ്‌ളാറ്റുകളും കെട്ടിടങ്ങളും പണയത്തില്‍ ”നിങ്ങളെന്തിനാണ് ഒരു മുസ്‍ലീമിനെ വിവാഹം ചെയ്തത്?”; വര്‍ഗീയ കമന്‍റുമായി എത്തിയ ആൾക്ക് നടി പ്രിയാമണിയുടെ മറുപടി വൈറലായി 2020ൽ ഇന്ത്യക്കാർ ഉപയോഗിച്ച ഏറ്റവും മികച്ച ആപ്പുകൾ ഇവയാണ് നേഹയുടെ വിവാഹ വസ്ത്രങ്ങൾ ബിടൗൺ താരറാണിമാരുടേത് കോപ്പി ചെയ്തെന്ന് ആരോപണം; പ്രതികരണവുമായി നേഹ കക്കർ ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹിതയായി; ചിത്രങ്ങളും, വീഡിയോകളും കാണാം ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം; അക്ഷയ്കുമാർ ചിത്രത്തിനെതിരെ കർണിസേന രംഗത്ത് പൊലീസ് നടത്തുന്ന അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ദൃശ്യം 2 ന്യായീകരിക്കുകയാണെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഇത് അപമാനിക്കലാണ്; ഐഎഫ്എഫ്കെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സലീം കുമാര്‍ തിയറ്ററുകളെ ഇളക്കി മറിക്കാന്‍ വരുന്നു റോക്കി ഭായ്; റിലീസ് തിയതി പ്രഖ്യാപിച്ചു, കെജിഎഫിന്‍റെ കേരളത്തിലെ വിതരണാവകാശം നടന്‍ പൃഥിരാജിന് താണ്ഡവ് വെബ് സീരീസ് വിവാദം; പിടിവിടാതെ യുപി പോലീസ്, അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ മുംബൈയിലെത്തി ഹിന്ദുത്വ ക്രൂരതകളുടെ കാരണം പോലുമറിയാത്ത ‘യുക്തിവാദി,രവിചന്ദ്രന്‍, യുക്തിബോധമുള്ള മനുഷ്യര്‍ക്കിടയില്‍ നിങ്ങളൊരു റിവേഴ്‌സ് ഗിയറാണ്: ദിനു വെയ്ലിന്റെ എഫ്ബി പോസ്റ്റ്‌ സാമൂഹ്യ നീതി പുലരാതെ നവകേരളം സാധ്യമോ? എസ്ഡിപിഐസംസ്ഥാന ജനറല്‍ സെക്രട്ടറിതുളസീധരന്‍ പള്ളിക്കല്‍ ✍️ ചരിത്രം തിരുത്തിക്കൊണ്ട് രണ്ടാമതും പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നു.'നവകേരളത്തെക്കുറിച്ച് ഏറെ വാചാലമായ മുഖ്യമന്ത്രിയില്‍ നിന്ന് ഭാവനാത്മകവും ക്രിയാത്മകവുമായചുവടുവെയ്പുകള്‍ പ്രതീക്ഷിക്കുന്നു..പക്ഷേ, സംഘടിത സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കു വിധേയമാകുന്ന നയങ്ങള്‍ തുടക്കത്തിലേ സംഭവിക്കുന്നു. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി വെള്ളാപ്പള്ളിയോട് !അന്യായം ചെയ്തവരും ഐക്യപ്പെടേണ്ടവരും ആര്? കേരളത്തിലെ ന്യൂനപക്ഷങ്ങൾ അന്യായമായി അധികാരത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഭൂരിപക്ഷത്തിൻ്റെ പൊതുസ്വത്ത് കവർന്നെടുക്കുന്നുവെന്നുമുള്ള വെള്ളാപ്പള്ളി നടേഷൻ്റെ പ്രസ്ഥാവന ഭ്രാന്തൻ ജ്വൽപനങ്ങളാണ്. ബോധാവസ്ഥ ലഭ്യമാകുന്നുവെങ്കിൽ അതിനദ്ധേഹം വിശദീകരണം നൽകുകയും പരസ്യ ചർച്ചക്ക് തയ്യാറാവുകയും വേണം. RSS ഹലാൽ ഫുഡ് ഹലാൽ ബിസിനസിലെ ക്ലയന്റ് ബേസിനെ കുറിച്ചുള്ള വാദങ്ങൾ സംഖികൾ ഉയർത്തിക്കൊണ്ടുവരുന്ന ഹലാൽ ഫുഡ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ലോജിക്ക് ശരിയാകണമെങ്കിൽ അതിനു പശ്ചാത്തലമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഹോട്ടൽ ഭക്ഷണ സംസ്കാരത്തെ നന്നായി സങ്കുചിതമാക്കണം എന്നിട്ടു ഹലാൽ ഭക്ഷണം ഹലാലല്ലാത്ത ഡിസംബര്‍ 30 ഓൾ ഇന്ത്യ മുസ്‌ലിം ലീഗിന്‍റെ ജന്മദിനം;സി പി മുഹമ്മദ് അലി എഴുതുന്നു.. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ചരിത്രപ്രധാനമായ ദിവസമാണ് ഡിസംബര്‍ 30. ബ്രിട്ടീഷ് ഇന്ത്യയില്‍ അവഗണനക്കും അടിച്ചമര്‍ത്തലിനും വിധേയരായ മുസ്‌ലിംകള്‍ തങ്ങളുടെ അവകാശ പോരാട്ടത്തിനായി ആള്‍ ഇന്ത്യ മുസ്‌ലിം ലീഗ് രൂപീകരിച്ചത് അന്നാണ്. കോണ്‍ഗ്രസ് എന്ന ബ്രിട്ടീഷ് വോട്ട് ചെയ്യാൻ നടൻ വിജയ് വന്നത് സൈക്കിളിൽ കേരളത്തില്‍ 10 ലക്ഷത്തിലേറെ ഇരട്ട വോട്ടുകളെന്ന്‌ കെപിസിസി അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്‌ക്വാഡ് പരിശോധനയില്‍ 1696702 രൂപയുടെ പണവും വസ്തുക്കളും കണ്ടുകെട്ടി ഓങ്ങല്ലൂര്‍ പഞ്ചായത്തിൽ എസ്ഡിപിഐ നിലപാട് നിര്‍ണായകം Home International ന്യൂസീലന്‍ഡ് തിരഞ്ഞെടുപ്പ്: ശക്തമായ വിജയം നേടി ജസിൻഡയ്ക്ക് രണ്ടാമൂഴം ന്യൂസീലന്‍ഡ് തിരഞ്ഞെടുപ്പ്: ശക്തമായ വിജയം നേടി ജസിൻഡയ്ക്ക് രണ്ടാമൂഴം “അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്യാനുണ്ട്,” വിജയമുറപ്പിച്ച ശേഷം ഓക്ലാൻഡിൽ തന്റെ അനുഭാവികളോട് അവർ പറഞ്ഞു. “കോവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും’, ജസിൻഡ കൂട്ടിച്ചേർത്തു. ആകെ രേഖപ്പെടുത്തിയ 87% വോട്ടിൽ ആർഡേന്റെ ലേബർ പാർട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിൻഡയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്. 2002 ന് ശേഷമുള്ള നാഷണൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്. കോവിഡ് വ്യാപനത്തെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകമാകമാനം ജസിൻഡയുടെ ഭരണ പാടവത്തെ പ്രശംസിച്ചിരുന്നു. അതേ സമയം ഭരണത്തിലേറുന്നതിനു മുമ്പ് നൽകിയ പല വാഗ്ദാനങ്ങളും ജസീന്ത പാലിച്ചില്ലെന്ന വിമർശനവുമുണ്ട്. Previous articleപാകിസ്താന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു Next articleമതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് കങ്കണയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് ഹമാസ് നേതാവ്; സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചു കിരാതമായ ആക്രമണം; വെള്ളിയാഴ്ച 40 മിനിറ്റിനുള്ളിൽ ഇസ്റാഈൽ സൈന്യം ഉപയോഗിച്ചത് 450 മിസൈലുകൾ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും പറഞ്ഞിട്ടും പിന്മാറാതെ ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ വീണ്ടും ആക്രമണം, നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു ഹോട്ടലിലെ ഭക്ഷണങ്ങളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ് സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം ഹോട്ടലിലെ ഭക്ഷണങ്ങളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ എയ്ഡ്സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ് സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണമേന്മ ബോധവത്കരണം ഹോട്ടലിലെ ഭക്ഷണങ്ങളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രന്‍; തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ Home ഭദ്രൻ അപ്പുവിനെ എടുത്തു കൊണ്ട് വരുന്നത് എല്ലാവരും കണ്ണീരോടെ ആണ് നോക്കി നിന്നത് Part -4 1593352344-picsay ബിജെപി‌ നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് (67) അന്തരിച്ചു – Online Malayali ഇനിയൊരു പുനർജ്ജന്മം ഉണ്ടെങ്കിൽ രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി പ്രണവ് ഇങ്ങനെ ത്യാഗം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല; സുചിത്ര… അയാൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്നെ ഉപയോഗിച്ചു; സിനിമ ജീവിതം തകർന്നതിനെ… നിങ്ങളുടെ പഴയ ചിത്രങ്ങൾ നോക്കി വ്യാകുലപ്പെടുകയാണോ; തന്റെ ഇപ്പോഴുള്ള കോലം… വെറും പതിനഞ്ച് ദിവസംകൊണ്ട് ചാടിയ വയർ കുറച്ച് അർച്ചന കവി; അതിന്റെ രഹസ്യം ഇതാണെന്നും… 22 കിലോ കുറച്ചു മോഹൻലാലിന്റെ മകൾ; കോണിപ്പടികൾ കയറുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ; തടി… മാറിടം കുറക്കാനും തൂങ്ങിയത് ദൃഢമാക്കാനും ആഗ്രഹിക്കുന്നുവോ; ഇതാ ഒരു അടിപൊളി ടിപ്പ് ബിജെപി‌ നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് (67) അന്തരിച്ചു ബിജെപി‌ നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് (67) അന്തരിച്ചു ബിജെപിയുടെ ഏറ്റവും ശക്തയായ വനിതാ നേതാവ് സുഷമ സുരാജ് ഇനി ഓർമ, ആദ്യ നരേന്ദ്രമോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ, ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിൻസിൽ ആയിരുന്നു അന്ത്യം. മുതിർന്ന ബിജെപി നേതാവ്. ലോകസഭയിലെ മുൻ പ്രതിപക്ഷ നേതാവ്. ഡൽഹി മുൻ മുഖ്യമന്ത്രി, രണ്ടു തവണ ഹരിയാനയിൽ സംസ്ഥാന മന്ത്രി. നാല് ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു. 1996,1998,1999 വാജ്പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകൾ കൈകാര്യം ചെയ്തു. പതിഞ്ചാം ലോക്സഭയിൽ പ്രതിപക്ഷനേതാവായി. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ജനനം 14 ഫെബ്രുവരി 1953 ആയിരുന്നു, ഒരു മികച്ച പ്രസംഗക കൂടിയായിരുന്നു സുഷമാ സ്വരാജ്. ലോകസഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ സുഷമ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998). പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി. 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാൽ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. പങ്കാളി നിങ്ങളുടെ കൈകൾ പിടിക്കുന്നത് ഇങ്ങനെയാണോ എങ്കിൽ നിങ്ങളോടുള്ള താല്പര്യം ഇങ്ങനെ അമിത് ഷാ ജമ്മു കാശ്മീർ ബിൽ അവതരിപ്പിച്ചപ്പോൾ സ്ഥലകാലബോധം പോലുമില്ലാത്ത പാട്ടുപാടി പെങ്ങളൂട്ടി എം പി ഓൾഡി ഓഫ് ദി ഇയർ പുരസ്കാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ, ആ വർഷത്തെ ഏറ്റവും പ്രായം ചെന്ന ആൾക്ക് സമ്മാനിക്കുന്ന പുരസ്‌കാരം ആണ് ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം. ഇത്തവണ ഈ പുരസ്‍കാരത്തിനായി മാഗസിൻ അധികൃതർ തെരഞ്ഞെടുത്തിരിക്കുന്നത് ആരെയാണെന്നറിയാമോ? തൊണ്ണൂറ്റിയഞ്ചുകാരി എലിസബത്ത് രാഞ്ജിയെയാണ്. എന്നാൽ ഈ പുരസ്‌കാരം ബഹുമാനപൂർവ്വം നിരസിച്ചിരിക്കുകയാണ് രാഞ്ജി. എലിസബത്ത് രാഞ്ജി പുരസ്‌കാരം നിരസിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് എലിസബത്ത് രാഞ്ജി. എങ്കിലും ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം സ്വീകരിക്കാൻ രാഞ്ജി തയ്യാറായില്ല. പുരസ്‌കാരം സ്വന്തമാക്കാനുള്ള മാനദണ്ഡം താൻ കടന്നിട്ടില്ലെന്നും ഒരാൾക്ക് അവനവന്റെ ഉള്ളിൽ തോന്നുന്നതാണ് യഥാർത്ഥ പ്രായം എന്നും അതുകൊണ്ട് ഈ പുരസ്‌കാരം അർഹിക്കപ്പെട്ടവരുടെ കയ്യിൽ എത്തട്ടെ എന്നും രാഞ്ജി ആശംസിച്ചു. 2011 ൽ എലിസബത്ത് രാഞ്ജിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 90 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. ഈ കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം മരണപ്പെട്ടത്. രാഞ്ജിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ലെയിങ് ബേക്കറാണ് പുരസ്‌കാരം തിരസ്കരിച്ച വിവരം മാഗസിൻ അധികൃതരെ അറിയിച്ചത്. രാഞ്ജി പുരസ്‌കാരം നിരസിച്ചതോടെ ഫ്രഞ്ച് അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിൻ ആണ് പുരസ്‌കാരം സ്വന്തമാക്കുന്നത്. തന്റെ തൊണ്ണൂറാം വയസ്സിലാണ് ലെസ്ലി ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്. Read Also ലോകരാജ്യങ്ങളുടെ പാസ്പോർട്ട് പവർ; ഇന്ത്യയുടെ സ്ഥാനം പിന്നെയും പിറകോട്ട്… തന്റെ തൊണ്ണൂറ്റിയഞ്ചുകാരിയായ രാഞ്ജി ഇപ്പോഴും രാജകീയ ചുമതലകളുടെ തിരക്കിലാണ്. ഈ കഴിഞ്ഞ ചൊവാഴ്ച നയതന്ത്രജ്ഞർക്കൊപ്പം പരിപാടികൾ സംഘടിപ്പിക്കുകയും ആഗോള ബിസിനസ്സ് നേതാക്കൾക്കായി വിൻഡ്സർ കോട്ടയിൽ സ്വീകരണം നൽകുകയും ചെയ്തു. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 പെരിയ ഇരട്ടക്കൊല കേസ്; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍ ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം (24 Impact) കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ശിക്ഷാ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു കനത്ത മഴയും വെള്ളപ്പൊക്കവും; മധ്യ വിയറ്റ്നാമിൽ 10 മരണം ടീമിനായി പ്രതിഫലം വെട്ടിക്കുറച്ച് ധോണിയും കോലിയും രാഹുലിനെ നിലനിർത്താൻ ശ്രമിച്ചിരുന്നു: അനിൽ കുംബ്ലെ കെ-റെയിലിനെ എതിര്‍ക്കുന്ന നിലപാട് ശരിയല്ല; പ്രകടന പത്രികയിലെ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എ വിജയരാഘവന്‍ സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് നീക്കം അപകടകരം; വർഗീയ ചേരി തിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കും: സിപിഐഎം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ഭൂചലനം ഇഡിക്കെതിരെ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാം, അറസ്റ്റ് പാടില്ല; വിധി ഏപ്രില്‍ 16ന് വ്യാജ ഓഡിയോ ബുക്കും ഇ ബുക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; അഞ്ചു പേര്‍ അറസ്റ്റില്‍ വയനാട്ടിൽ സൂര്യൻ കനിഞ്ഞില്ല; നിരാശരായി വയനാട്ടുക്കാർ ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു സൗജന്യ ചികിത്സയിൽ കേരളം ഒന്നാമത്, ആരോഗ്യ രംഗത്തെ പ്രവർത്തന മികവിന് യൂണിയൻ സർക്കാരിന്റെ അവാർഡ് സ്വന്തമാക്കി കേരളം ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി പിഎം ജെഎവൈ കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. സംസ്ഥാനത്ത് ഒക്ടോബർ 22 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആയതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മേൽ പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല. കോഴിക്കോട്: മൂന്ന് കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കപ്പക്കല്‍ കോയാവളപ്പ് കീരിക്കണ്ടി മുജീബ് റഹ്മാെന്‍റ മകന്‍ മുഹമ്മദ് ഷഹീലിനെയാണ് (12) കടലില്‍ കാണാതായത് വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഷഹീലും കൂട്ടുകാരായ ജാസിം, റസല്‍, ഫസല്‍ എന്നിവരും ചേര്‍ന്ന് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരും കരയിലേക്ക് തിരിച്ചുകയറിയെങ്കിലും കടലില്‍ ഒഴുകിനടന്ന തെങ്ങുതടിയുടെ കഷണം പിടിക്കാനായി ഷഹീല്‍ വീണ്ടും ഇറങ്ങുകയും ഒഴുക്കില്‍പെടുകയുമായിരുന്നു. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും കോസ്റ്റ്ഗാര്‍ഡും പന്നിയങ്കര പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ടവര്‍ ലൈറ്റുകള്‍ സ്ഥാപിച്ച്‌ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. പയ്യാനക്കല്‍ സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയാണ് ഷഹീല്‍. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് സ്ഥലത്തെത്തി. അഖില്‍ രാജിന് വീട്ടില്‍ ലൈബ്രറി ഒരുക്കാന്‍ കെ.കെ.രമ എംഎല്‍എ കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഐഎന്‍എല്‍ പ്രതിഷേധ സംഗമം ഒഴുകുന്ന റെസ്റ്റോറന്റും മ്യൂസിയവും; ബേപ്പൂരില്‍ വിസ്മയകാഴ്ച ഒരുങ്ങുന്നു അതിക്രമങ്ങള്‍ വേഗത്തില്‍ അറിയിക്കാന്‍ ‘ടോക് ടു കേരള പോലീസ്’ ചാറ്റ് ബോട്ട് സര്‍വീസ് ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഐഎന്‍എല്‍ പ്രതിഷേധ സംഗമം ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍ പാനൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രോഷവുമായി കെ.കെ.രമ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ഈജിപ്തിനെ ഞെട്ടിച്ച് സൗദി വോള്‍ഗോഗാര്‍ഡ്: റഷ്യയില്‍ നിന്ന് വിമാനം കയറുമ്പോള്‍ ഒരു വിജയം എന്നത് ഏതൊരു ടീമിന്റേയും ആഗ്രഹമാണ്. ഗ്രൂപ്പ് എയില്‍ ഈജിപ്തും സൗദി അറേബ്യയും കളിക്കാനിറങ്ങിയപ്പോള്‍ റോസ്‌തോവ് അറീന: ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയിൽ മലയാളത്തില്‍ ലോകകപ്പ് ടീമംഗത്തെ പ്രഖ്യാപിച്ച് സൗദി അറേബ്യ റിയാദ്: ഫുട്‌ബോള്‍ ലോകകപ്പില്‍നിന്ന് കേരളത്തിലേക്ക് ഏറെ ദൂരമുണ്ട്. എന്നാല്‍ റഷ്യന്‍ ലോകകപ്പിനുള്ള സൗദി അറേബ്യന്‍ ടീമിലൂടെ 'മലയാളം' ആഗോളവേദിയിലെത്തിയിരിക്കുന്നു തിരുവനന്തപുരം∙ എൽഡിഎഫും യുഡിഎഫും നിയമസഭയിൽ അധികാരം പിടിക്കാനുള്ള പ്രചാരണം ആരംഭിക്കാനിരിക്കെ, 19 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമായേക്കും. ഭൂരിപക്ഷം 3000 വോട്ടിൽ കുറവായ ഈ നിയമസഭാ മണ്ഡലങ്ങളിൽ 5 വർഷത്തിനുശേഷം ഉയരുന്ന രാഷ്ട്രീയക്കാറ്റ് ആരെ പിന്തുണയ്ക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥിയായിരുന്ന പി.ബി.അബ്ദുൽ റസാഖ് ഇപ്പോഴത്തെ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനെ 89 വോട്ടിനാണ് പരാജയപ്പെടുത്തിയത്. വിജയം പിന്നീട് കോടതിയിലെത്തി. പി.ബി.അബ്ദുൽ റസാഖിന്റെ നിര്യാണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. കമറുദ്ദീൻ മികച്ച വിജയം നേടിയെങ്കിലും നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായത് തിരിച്ചടിയായി. കമറുദ്ദീന് ഇത്തവണ സീറ്റുണ്ടാകില്ല. മണ്ഡലത്തിൽ ആരു ബിജെപി സ്ഥാനാർഥിയാകുമെന്നതിനെക്കുറിച്ചു ചർച്ചകൾ ആരംഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കണ്ണൂരിൽ കോൺഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടിനാണ് കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കേണ്ടെന്ന നിര്‍ദേശം ഇതുവരെ സിപിഎം നൽകിയിട്ടില്ല. സതീശൻ പാച്ചേനിയും റിജിൽ മാക്കുറ്റിയുമാണ് കോൺഗ്രസിൽ സാധ്യതാ പട്ടികയിൽ. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസ് 1849 വോട്ടിനാണ് കഴിഞ്ഞതവണ വിജയിച്ചത്. എതിരാളി ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫായിരുന്നു. സി.എഫിന്റെ നിര്യാണത്തെത്തുടർന്ന് കേരള കോൺഗ്രസ് എമ്മിൽനിന്ന് പുതിയ സ്ഥാനാർഥി ഉണ്ടാകും. ഇപ്പോൾ ഇടതു മുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസിനു നൽകേണ്ട സീറ്റുകളില്‍ തീരുമാനമായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കാൻ സാധ്യതയുണ്ട്. അഴീക്കോട് ലീഗിലെ കെ.എം. ഷാജി 2287 വോട്ടിനാണ് സിപിഎമ്മിലെ എം.വി. നികേഷ് കുമാറിനെ തോൽപിച്ചത്. ഷാജിയുടെ തിരഞ്ഞെടുപ്പു വിജയവുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. പ്ലസ്ടു അനുവദിക്കുന്നതിനു കോഴ വാങ്ങിയെന്ന കേസിൽ കെ.എം. ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്നാണ് ഷാജിയുടെ നിലപാട്. പ്രകാശൻ മാസ്റ്റർ, കെ.വി.സുമേഷ് എന്നിവരെയാണ് സിപിഎം പരിഗണിക്കുന്നത്. ∙ കൊച്ചിയിൽ സിപിഎമ്മിലെ കെ.ജെ. മാക്സി 1086 വോട്ടിനു വിജയിച്ചു. എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡെമനിക് പ്രസന്റേഷൻ ∙ കണ്ണൂരിൽ കോൺഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടിനു കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചു ∙ കുറ്റിയാടിയിൽ ലീഗിലെ പാറക്കൽ അബ്ദുല്ല സിപിഎമ്മിലെ കെ.കെ. ലതികയെ 1157 വോട്ടിനു പരാജയപ്പെടുത്തി. ∙ മങ്കടയിൽ 1508 വോട്ടുകൾക്കു ലീഗിലെ അഹമ്മദ് കബീർ സിപിഎമ്മിലെ റഷീദ് അലിയെ തോൽപിച്ചു. ∙ ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസ് 1849 വോട്ടിനു വിജയിച്ചു. എതിരാളി ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി.ജോസഫ്. ∙ അഴീക്കോട് ലീഗിലെ കെ.എം.ഷാജി 2287 വോട്ടിനു സിപിഎമ്മിലെ എം.വി. നികേഷ് കുമാറിനെ തോൽപിച്ചു ∙ ഇരിഞ്ഞാലക്കുടയിൽ സിപിഎമ്മിലെ അരുണൻ കേരള കോൺഗ്രസിലെ തോമസ് ഉണ്ണിയാടനെ 2711 വോട്ടിനു പരാജയപ്പെടുത്തി. ∙ കുന്നത്തുനാടിൽ കോൺഗ്രസിലെ വി.പി. സജീന്ദ്രൻ സിപിഎമ്മിലെ ഷിജി ശിവജിയെ പരാജയപ്പെടുത്തിയത് 2679 വോട്ടിന്. ∙ വർക്കലയിൽ സിപിഎമ്മിലെ വി.ജോയി 2386 വോട്ടിനു കോൺഗ്രസിലെ വർക്കല കഹാറിനെ തോൽപിച്ചു. ∙ കോവളത്ത് കോൺഗ്രസിലെ എം.വിൻസന്റ് 2615 വോട്ടിനു ജനതാദൾ എസിലെ ജമീല പ്രകാശത്തെ തോൽപിച്ചു. ഭീതി പടർത്തി വ്യാജ സന്ദേശങ്ങളും, സഊദിയിൽ ലോക്ഡൗണും വിമാനങ്ങളില്ലെന്നും വ്യാജ പ്രചാരണം ഏഴു രാജ്യങ്ങൾക്ക് കൂടി സഊദി പ്രവേശന വിലക്ക് ഏർപ്പെടുത്തി മലപ്പുറത്ത് പുതിയ വിരുന്നുകാരനായി ഹനുമാൻ കുരങ്ങനെത്തി വേങ്ങരയിൽ നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ്‌ കെ. മാണിയോ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും Media Malayalam (മീഡിയ മലയാളം) റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും അപ്രതീക്ഷിത മഴ; ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു മുസ്‌ലിം ആരാധനാലയത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കും; പ്രഖ്യാപനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിൽ കനത്ത സുരക്ഷ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്… മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍ മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ നടിമാർക്ക് നഗ്നപൂജ, മസാജിന് അമേരിക്കൻ നിർമിത വൈബ്രേറ്റർ; എല്ലാം ഒളികാമറയിൽ പകർത്തി; കുടുങ്ങിയത് മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായിക; മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളൊരുക്കിയ സംവിധായകൻ്റെ മകളും കുടുങ്ങി; താരപുത്രിയെ ദുരുപയോഗം ചെയ്തത് നഗ്നപൂജയുടെ നാലാം ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് ഒന്നേ ഇരുന്നുള്ളു; അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്; മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി നാളെ വ്യാഴം മാറുന്നു; ചില രാശിക്കാരുടെ ജീവിതവും മേടം, കർക്കടകം ഉൾപ്പെടെയുള്ള 4 രാശിക്കാരുടെ ആരോഗ്യം വഷളായേക്കാം;ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം… സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാനിസ്ഥാൻകാരൻ്റെ നുഴഞ്ഞുകയറ്റം; വില്ലിങ്ടൺ ഐലൻ്റിലൂടെ അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹം സംബന്ധിച്ച അന്വേഷണം തുണയായി 2 മലയാളികൾ ഉൾപ്പെടെ 6 പ്രതികൾക്കു ദമാം ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ്‌ കെ. മാണിയോ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തി; സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മന്ത്രവാദി പോക്സോ കേസിൽ അറസ്റ്റിലായി പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്രമന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് പാർട്ടിയിൽ ചേരാൻ ബിജെപി നേതാവ് നിർബന്ധിച്ചുവെന്ന് ആം ആദ്മി പഞ്ചാബ് ഘടകം പ്രസിഡന്‍റും പാർലമെന്‍റ് അംഗവുമായ ഭഗവന്ത് മാൻ മുസ്‌ലിം ആരാധനാലയത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കും; പ്രഖ്യാപനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിൽ കനത്ത സുരക്ഷ കോട്ടയം: ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണിയോ ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജോ മത്സരിച്ചേക്കും. ഈ മാസം 29 നാണു തെരഞ്ഞെടുപ്പ്‌. ഇടതു മുന്നണി പ്രവേശനത്തിന്റെ ഭാഗമായി ജോസ്‌ കെ. മാണി രാജിവച്ച ഒഴിവിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. എല്‍.ഡി.എഫ്‌. സീറ്റ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ജോസ്‌ കെ. മാണി മത്സരിക്കുന്നതിനോടാണു സി.പി.എമ്മിനു താത്‌പര്യമെന്നാണു സൂചന. കേരളാ കോണ്‍ഗ്രസിന്റെ വരവു മധ്യകേരളത്തില്‍ എല്‍.ഡി.എഫിനു നേട്ടമായെന്ന്‌ സി.പി.എം. പലവട്ടം ആവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നാണു കേരളാ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായവും. ഈ സാഹചര്യത്തില്‍ ജോസ്‌ കെ.മാണി തന്നെ മത്സരിച്ചേക്കുമെന്നാണു അഭ്യൂഹം. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ ജോസ്‌ കെ. മാണി മത്സരസാധ്യത തള്ളിയതുമില്ല. സീറ്റ്‌ കേരളാ കോണ്‍ഗ്രസിനുള്ളതാണെന്നും താന്‍ മത്സരിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോസ്‌ കെ. മാണി മാറി നിന്നാല്‍, ജനറല്‍ സെക്രട്ടറി സ്‌റ്റീഫന്‍ ജോര്‍ജിനാണു പരിഗണന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍നിന്നു നേരിയ വ്യത്യാസത്തിനാണു പരാജയപ്പെട്ട സ്‌റ്റീഫന്‍ ജോര്‍ജ്‌, ജോസ്‌ കെ. മാണിയുടെ വിശ്വസ്‌തനാണ്‌. എല്‍.ഡി.എഫ്‌. യോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുക്കാറുമുണ്ട്‌. എന്നാല്‍, ക്‌നാനായ സമുദായംഗമായ തോമസ്‌ ചാഴികാടന്‍ ലോക്‌സഭാംഗമായിരിക്കേ അതേ സമുദായത്തില്‍ നിന്നുതന്നെയുള്ള സ്‌റ്റീഫന്‍ ജോര്‍ജ്‌ വരുന്നതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്‌. വരും ദിവസങ്ങളില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണു പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ജനുവരി 11നാണു ജോസ്‌ കെ.മാണി രാജിവച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പാലായില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2024 വരെയാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സീറ്റിന്റെ കാലാവധി. പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ രണ്ട്‌ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടക്കും. Previous articleപാഠം ഒന്ന് ജാഗ്രത; സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക്‌ ഇന്നു പുതു പിറവി Next articleമല കയറുന്നതിനിടെ കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്… മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍ നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു മൂന്നടിമാത്രം ഉയരമുള്ള ഹൈദരാബാദുകാരൻ ഗട്ടിപ്പള്ളി ശിവപാൽ ഡ്രൈവിങ് ലൈസൻസ് നേടി ചരിത്രം കുറിച്ചു ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്… മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു നായരമ്പലത്ത് യുവതിയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍ മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കി;തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു ഇനിയെങ്കിലും മതിയാക്കിക്കൂടെ ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി… ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്… മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു ശനിയാഴ്ചകളിൽ ഉൾപ്പെടെ ഡിസംബർ മുതൽ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിൽ; വിൽപ്പന തടഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ കീഴില്ലത്ത് ബൈക്കും സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിയന്ത്രണംവിട്ട ബസ് ഇടുക്കി അണക്കെട്ട് തുറക്കാനൊരുങ്ങുന്നത് അഞ്ചാം തവണ; മുൻകരുതലായി ഭാഗികമായി തുറന്ന് ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ ഇടുക്കി അണക്കെട്ട് തുറക്കാനൊരുങ്ങുന്നത് അഞ്ചാം തവണ; മുൻകരുതലായി ഭാഗികമായി തുറന്ന് ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തൊടുപുഴ: ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് എത്തുന്നതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറക്കാനൊരുങ്ങുന്നത് അഞ്ചാം തവണ. 1981 ഒക്ടോബര്‍ 29, 1992 ഒക്ടോബര്‍ 12, 2018 ആഗസ്റ്റ് ഒമ്പത് ഒക്ടോബര്‍ ആറ് എന്നീ തീയതികളിലാണ് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നത്. മുന്‍കരുതലെന്നോണം ഇടമലയാര്‍, ലോവര്‍ പെരിയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ ഭാഗികമായി തുറന്നിട്ടുണ്ട്. അപൂര്‍വം ചില അവസരങ്ങളില്‍ അണക്കെട്ട് നിറഞ്ഞെങ്കിലും തുറക്കേണ്ട സാഹചര്യമുണ്ടായില്ല. കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച്‌ പെരിയാറിന് കുറുകെ നിര്‍മിച്ചിരിക്കുന്ന ഇടുക്കി ജലസംഭരണിയുടെ ഭാഗമായി ആര്‍ച് ഡാം അടക്കം മൂന്ന് അണക്കെട്ടുകളാണുള്ളത്. കുളമാവ്, ചെറുതോണി എന്നിവയാണ് മറ്റ് രണ്ടെണ്ണം. ആര്‍ച് ഡാമിന് ഷട്ടറുകളില്ല. ജലനിരപ്പ് ക്രമീകരിക്കാന്‍ ചെറുതോണി ഡാമിന്റെ ഷട്ടറാണ് തുറക്കുക. സമീപ വില്ലേജുകളായ ഇടുക്കി, തങ്കമണി, ഉപ്പുതോട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാകും കാര്യമായി ബാധിക്കുക. വെള്ളം ആദ്യം ചെറുതോണി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തും. അവിടെനിന്ന് നേര്യമംഗലം വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലൂടെ കീരമ്പാറ, കോടനാട്, മലയാറ്റൂര്‍, കാലടി, ആലുവ, ഏലൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിലെത്തും. ഇടുക്കി ചെറുതോണി ഡാം തുറന്നു; സെക്കന്റിൽ പുറത്തേക്കൊഴുക്കുന്നത് 40000 ലിറ്റർ വെള്ളം, പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിര്‍ദ്ദേശം അടിയന്തര സാഹചര്യം പരിഗണിച്ച്‌ പരീക്ഷണ തുറക്കല്‍ ഇല്ലാതെയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. വൈദ്യുതി വകുപ്പിലെ അണക്കെട്ട് സുരക്ഷ വിഭാഗം മെക്കാനിക്കല്‍ ഗേറ്റ് ഓപറേറ്റര്‍ സ്വിച്ചിടുന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ ഉരുക്ക് വടത്തിന്റെ സഹായത്തോടെ ആദ്യം 30 സെ.മീ ഉയര്‍ത്തി വെള്ളം ഒഴുക്കും. അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും ഉയര്‍ത്തുന്നതോടെ വെള്ളം കുതിച്ചൊഴുകും. ഷട്ടര്‍ ഓപറേറ്റിങ് മുറിയില്‍ എക്സി. എന്‍ജിനീയര്‍, ബോര്‍ഡിലെ െഡപ്യൂട്ടി ഡയറക്ടര്‍, അസി. എക്സി. എന്‍ജിനീയര്‍ എന്നിവരുമുണ്ടാകും. ഇലക്ട്രിക് മോട്ടോറിലാണ് ഷട്ടര്‍ പ്രവര്‍ത്തിക്കുന്നത്. സ്വിച്ച്‌ ഓണ്‍ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടോറിനൊപ്പം ഗിയര്‍ സംവിധാനവും പ്രവര്‍ത്തിച്ചുതുടങ്ങും. ചക്രങ്ങളില്‍ കറങ്ങുന്ന ഗിയറില്‍ ഉരുക്കുവടമാണ് ഘടിപ്പിച്ചിരിക്കുന്നത്. വടങ്ങള്‍ ഡാമിെന്‍റ ഷട്ടര്‍ഗേറ്റുകളുമായി ഘടിപ്പിച്ചിരിക്കുന്നു. ആവശ്യാനുസരണം ഉയര്‍ത്താനും താഴ്ത്താനും സംവിധാനമുണ്ട്. ഷട്ടര്‍ 50 സെ.മീ ഉയര്‍ത്താന്‍ രണ്ട് മിനിറ്റ് മതി. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി മോട്ടോറും വയറിങ്ങുകളും വടവുമെല്ലാം എണ്ണയിട്ട് മിനുക്കി. 1981 ഒക്ടോബര്‍ 29നാണ് ആദ്യമായി ഡാം തുറന്നത്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും 15 ദിവസം തുറന്നുവെച്ചു. 1992 ഒക്ടോബര്‍ 12 മുതല്‍ അഞ്ച് ദിവസം തുറന്നു. 26 വര്‍ഷത്തിന് ശേഷം മഹാപ്രളയകാലത്ത് 2018 ആഗസ്റ്റ് ഒമ്പതിനാണ്  മൂന്നാമത് തുറന്നത്. സെപ്റ്റംബര്‍ ഏഴുവരെ 29 ദിവസം ഷട്ടറുകള്‍ 70 സെ.മീ തുറന്നുവെച്ചു. 15 മിനിറ്റ് കൊണ്ട് 50 സെന്‍റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി. അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയും വന്‍ ജനാവലിയും ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചു. ചെറുതോണിയാറിലേക്ക് ഒമ്പതാം മിനിറ്റില്‍ ജലം ആര്‍ത്തലച്ച്‌ എത്തിയതോടെ ആദ്യം പാലവും തുടര്‍ന്ന് ചെറുതോണി ടൗണും വെള്ളത്തിലായി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ തണല്‍മരങ്ങള്‍ മുഴുവന്‍ കടപുഴകി. ജലപ്രവാഹത്തില്‍ ഹെക്ടര്‍ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് ഒരു ഷട്ടര്‍ മാത്രം വീണ്ടും ഉയര്‍ത്തിയിരുന്നു. സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘മതപരമായ കാരണത്താല്‍ വാക്സിനെടുക്കാത്ത അധ്യാപകരുടെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പുറത്ത് വിടണം: ഇവരുമായി ഇടപഴകാൻ കഴിയില്ല എന്ന് തീരുമാനിക്കാൻ സാധാരണ ജനങ്ങൾക്കും അവകാശം ഉണ്ട്. അത് സർക്കാർ നിഷേധിക്കരുത്’; സന്ദീപ് വാചസ്പതി കേരളത്തിൽ കൊവിഡ് കേസുകൾ കൂടുന്നു മരണസംഖ്യയിലും വർദ്ധനവ് പെരിയ ഇരട്ടക്കൊലപാതകം: ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു കരാറുകാരെ ചൊല്ലി വിവാദം: മന്ത്രിക്ക് കരാര്‍ സംഘടനകളുടെ പിന്തുണ; എ.എന്‍. ഷംസീര്‍ സി.പി.എമ്മില്‍ ഒറ്റപ്പെടലിലേക്ക്, ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) മരക്കാര്‍ കാണാന്‍ കമ്പനിക്ക് അവധി നല്‍കി എംഡി അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് ഭോപാല്‍: ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. സചിന്‍ ബിര്‍ല എം.എല്‍.എയാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഇതുവരെ 27ാമത്തെ എം.എല്‍.എയാണ് മധ്യപ്രദേശില്‍ ബി.ജെ.പി കൂടാരത്തിലെത്തുന്നത്. ഖണ്ട്വ ലോക്സഭ ഉപതെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച്‌ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് സചിന്‍ ബിര്‍ല ബി.ജെ.പിയില്‍ ചേര്‍ന്നത്. 2020 മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ആറ് കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. മണിപ്പുർ കോൺഗ്രസ് അധ്യക്ഷൻ ഗോവിൻദാസ് കോന്ദുജം ബിജെപിയിൽ ചേർന്നു മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി ജെ പി യിൽ ചേർന്നു പാര്‍ട്ടി മാറാനുള്ള തന്‍റെ തീരുമാനത്തിന് പിന്നില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനില്‍ നിന്ന് ലഭിക്കുന്ന പരിഗണന മുഖ്യ പങ്കുവഹിച്ചതായി ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന സചിന്‍ ബിര്‍ല പറഞ്ഞു. ‘2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ ശേഷം, വല്ലഭഭവനില്‍ വെച്ച്‌ തന്‍റെ പേര് വിളിച്ച്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസാരിക്കുകയും മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്തപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടു. ഇപ്പോള്‍ 55 ഗ്രാമങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു” -ബിര്‍ല പറഞ്ഞു. ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് ‘ബി.ജെ.പിയെ തോൽപിക്കാൻ പുതിയ കൂട്ടുകെട്ട് വേണം’; മമത രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറക്കുന്നു; പ്രവർത്തനം മാനദണ്ഡങ്ങൾ പാലിച്ച് ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) മരക്കാര്‍ കാണാന്‍ കമ്പനിക്ക് അവധി നല്‍കി എംഡി അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ആര്‍ത്തവ ക്രമക്കേടിനും ഗര്‍ഭധാരണത്തിനും സീഡ് സൈക്ലിംഗ്.. ആര്‍ത്തവ ക്രമക്കേടുകള്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചെയ്യാവുന്ന തികച്ചും സ്വാഭാവിക വഴികളുണ്ട്. ഇതില്‍ ഒന്നാണ് സീഡ് സൈക്ലിംഗ്. സ്ത്രീകളുടെ പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ എടുത്താല്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ എന്നിവ പ്രധാനമാണ്. ആര്‍ത്തവ ക്രമക്കേടുകളും ഗര്‍ഭധാരണവും പലപ്പോഴും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചെയ്യാവുന്ന തികച്ചും സ്വാഭാവിക വഴികളുണ്ട്. ഇതില്‍ ഒന്നാണ് സീഡ് സൈക്ലിംഗ്. പേര് സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ സീഡ്‌സ് അഥവാ വിത്തുകള്‍ ഉപയോഗിച്ചുള്ള ഒരു പ്രത്യേക രീതിയാണ് ഇത്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, അയേണ്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങി ശരീരത്തിനാവശ്യമായ പല ഘടകങ്ങളുടെയും സ്രോതസാണ് സീഡ്‌സ്. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പരിഹാരമായും ഗര്‍ഭധാരണം എളുപ്പമാക്കാനും ഇത് പ്രയോഗിയ്ക്കാം. ആര്‍ത്തവ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സീഡ്‌ ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് സാധിക്കും. ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈസ്‌ട്രെജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളാണ് ഇതില്‍ തന്നെ സുപ്രധാനമായ പങ്ക് വഹിക്കുന്നത്. ഇവയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനാണ് ഈ നാല് സീഡ്‌സും രണ്ട് ഘട്ടങ്ങളിലായി കഴിക്കാന്‍ ആവശ്യപ്പെടുന്നത്. വിത്തുകള്‍ എന്നാല്‍ ചില കുരുക്കള്‍. ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്, മത്തങ്ങാക്കുരു, സണ്‍ഫ്‌ളവര്‍ സീഡുകള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു. ഇവ പ്രത്യേക ക്രമത്തിലാണ് കഴിയ്‌ക്കേണ്ടത്. സീഡ് സൈക്കിളിംഗിന് ഉപയോഗിയ്ക്കുന്ന ഇത്തരം സീഡുകള്‍ ഹോര്‍മോണ്‍ നിയന്ത്രണത്തെ സഹായിക്കുന്നു. ഫ്‌ളാക്‌സ് സീഡുകള്‍ കാല്‍സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് ആര്‍ത്തവ, ഓവുലേഷന്‍ സഹായകമാകുന്നു. മത്തങ്ങാക്കുരു ഈസ്ട്രാഡിയോള്‍ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ഈസ്ട്രജനെ സഹായിക്കുന്നു. ഓവുലേഷന്‍ ശേഷമുള്ള എള്ളില്‍ വൈറ്റമിനുകള്‍, കാല്‍സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, സിങ്ക് എന്നിവയുണ്ട്. ഇത് പ്രൊജസ്‌ടോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. സണ്‍ഫ്‌ളവര്‍ സീഡുകളില്‍ മഗ്നീഷ്യം, ബി6 എന്നിവയുണ്ട്. ഗര്‍ഭധാരണത്തെ ഈ സീഡ് സൈക്ലിംഗ് സഹായിക്കുന്നത്‌ ഓവുലേഷന്‍ മുന്‍പായി ശരീരത്തിലെ ഈസ്ട്രജന്‍ തോത് ബാലന്‍സ് ചെയ്യാനായി ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്ത്, മത്തങ്ങാക്കുരു എന്നിവ കഴിയ്ക്കുന്നു. ഇത് നല്ല അണ്ഡോല്‍പാദനത്തിന് സഹായിക്കുന്നു. ഇതിനു ശേഷം പോസ്റ്റ് ഓവുലേഷന്‍, അതായത് ഓവുലേഷന്‍ ശേഷം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കുന്ന എള്ള, സൂര്യകാന്തി വിത്ത് എന്നിവ കഴിയ്ക്കുന്നു. ഇത് ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുന്ന, ശരിയ്ക്കുള്ള ഗര്‍ഭധാരണം എ്ന്നു വിശേഷിപ്പിയ്ക്കുന്ന ഇംപ്ലാന്റേഷനെ സഹായിക്കുന്നു. പല കാര്യങ്ങള്‍ക്കായി പല തരത്തിലാണ് സീഡ് സൈക്ലിംഗ് ചെയ്യുന്നത്. ആര്‍ത്തവ ക്രമക്കേടുകള്‍ മാറാന്‍ ആര്‍ത്തവത്തിന്റെ ആദ്യ ദിനം മുതല്‍ 14 ദിനം വരെ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍, പംപ്കിന്‍ സീഡുകള്‍ അഥവാ മത്തങ്ങാക്കുരു എന്നിവ കഴിയ്ക്കാം. 15-28 വരെ എള്ളും സണ്‍ഫ്‌ളവര്‍ സീഡും കഴിയ്ക്കാം. ഗര്‍ഭധാരണത്തിന് ഓവുലേഷന്‍ പ്രധാനമാണ്. എന്നാല്‍ ഓവുലേഷന്‍ ദിവസം അറിയാത്തതാണ് പലരുടേയും പ്രശ്‌നം.ഇത്തരക്കാര്‍ ആര്‍ത്തവത്തിന്റെ ആദ്യ ദിനം മുതല്‍ 14 ദിനം വരെ ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡുകള്‍, പംപ്കിന്‍ സീഡുകള്‍ അഥവാ മത്തങ്ങാക്കുരു എന്നിവ കഴിയ്ക്കാം. 15-28 വരെ എള്ളും സണ്‍ഫ്‌ളവര്‍ സീഡും കഴിയ്ക്കാം.അതായത് ഓവുലേഷന് മുന്‍പു പിന്‍പും എന്നതാണ് സീഡ് സൈക്കിളിംഗ് കണക്ക്. 28 ദിവസത്തെ ആര്‍ത്തവ ചക്രത്തിലാണ് ഇത്. ആര്‍ത്തവ ചക്രം വ്യത്യാസപ്പെട്ടാല്‍ ഈ ദിവസങ്ങളിലും വ്യത്യാസം വരാം. ആര്‍ത്തവ ക്രമം വേണ്ട, എന്നാല്‍ ഓവുലേഷന്‍ ശരിയ്ക്കറിയാം എന്നുള്ളവര്‍ ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നുവെങ്കില്‍ ഓവുലേഷന്‍ ശേഷമുള്ള എള്ളും സണ്‍ഫ്‌ളവര്‍ സീഡും കഴിയ്ക്കാം. അതായത് ആര്‍ത്തവക്രമം ശരിയാണെങ്കില്‍. മല്ലിയില ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ, കാര്യം Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോപ്രസവശേഷം തടി കുറയ്ക്കുമ്പോള്‍ ഈ ശ്രദ്ധ ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് ടെക് വാർത്തകൾ ആപ്പിളിന്റെ 'കഥയില്ലാത്ത' ഉത്പന്നങ്ങൾക്കായി പണം പാഴാക്കരുത്, ടെസ്‌ല സിഇഓ ഇലോൺ മസ്‌ക് Adv: വീട്ടിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ! ആരോഗ്യം AIDS Day 2021 ഇന്ന് ലോക എയ്ഡ്സ് ദിനം അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക' ആരോഗ്യം Early HIV Symptoms എയ്ഡ്സ് രോഗത്തെ കരുതിയിരിക്കാം, കാരണങ്ങളും ലക്ഷണങ്ങളും അറിയാം ടെക് വാർത്തകൾ പേരുമാറ്റി മറ്റൊരു ഫോൺ കൂടെ ഇന്ത്യയിലേക്ക്! ഷഓമി 11i ഹൈപ്പർചാർജ് ഉടൻ കാര്‍ ടൊയോട്ട ഹൈലക്‌സ് പിക്ക്-അപ്പ് എസ്‌യുവി ജനുവരിയിൽ ഇന്ത്യയിലേക്ക് സ്റ്റഡി ടിപ്സ് നോര്‍ക്ക റൂട്സ് മൈക്രോ സ്‌കില്‍സ് ‌കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം മാസഫലം 2021 ഡിസംബർ മാസം നിങ്ങൾക്ക് എങ്ങനെ? ലോകവാര്‍ത്തകള്‍ ലോകത്തെ ആദ്യത്തെ ജീവനുള്ള റോബോട്ടുകളെ വികസിപ്പിച്ച് ഗവേഷകർ; പ്രത്യുല്പാദനം നടത്താനും കഴിവ് തൃശൂര്‍ മൂന്നര വയസുകാരന് അറിയാത്തത് ഒന്നുമില്ല; പൊളിയാണ് ജൊഹാന്‍, വീഡിയോ കേരളം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണം: തീക്കൊള്ളി കൊണ്ട് തലചൊറിയലെന്ന് സിപിഎം സിനിമ ന്യൂസ് ലോകം മുഴുവനുമെത്തുന്നു 'മരക്കാര്‍ ലാലിനും ടീമിനും ആശംസകൾ നേർ‍ന്ന് മമ്മൂട്ടി ഇടുക്കി സെക്രട്ടറി ഗോഷ്ടി കാണിച്ചെന്നാരോപിച്ച് പ്രതിഷേധം; കട്ടപ്പന നഗരസഭാ കൗൺസിൽ യോഗം പിരിച്ചു വിട്ടു, വീഡിയോ ദേശീയ പാതയിൽ വിവാഹ സംഘം സഞ്ചരിച്ച ബസും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം HomeNewsദേശീയ പാതയിൽ വിവാഹ സംഘം സഞ്ചരിച്ച ബസും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം ദേശീയ പാതയിൽ വിവാഹ സംഘം സഞ്ചരിച്ച ബസും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കൊല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് നിന്നും മുള്ളേരിയയിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. ട്രാവലർ ഡ്രൈവറെയും ഇതിലെ യാത്രക്കാരായ രണ്ടു പേരെയുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ മറ്റുളളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത സ്തംഭനം പരിഹരിച്ചത്. അലർജിക്ക് കുത്തിവയ്പ്: കുഴഞ്ഞുവീണ യുവതി മരിച്ചു 10 മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിന് മാനസികപീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ യുവാക്കൾ കുത്തിവീഴ്ത്തി ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കിയില്ല; പിതാവിനെ മകന്‍ അടിച്ചുകൊന്നു ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കിയില്ല; പിതാവിനെ മകന്‍ അടിച്ചുകൊന്നു ചെറുതോണി: ഓട്ടോ റിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ മകന്‍ അടിച്ചുകൊന്നു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ് (കൊച്ചേട്ടന്‍-64) മരിച്ചത്. മകന്‍ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9നാണ് സംഭവം. റബര്‍ വിറ്റുകിട്ടിയ പണം ആവശ്യപ്പെട്ട് ഇയാള്‍ പിതാവുമായി വഴക്കുകൂടി. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കിടപ്പുമുറിയില്‍ നിന്നു ഹാളിലൂടെ വലിച്ചിഴച്ച്‌ അടുക്കളയിലെത്തിച്ച്‌ ക്രൂരമായി മര്‍ദിച്ചു. സാരമായി പരുക്കേറ്റ ജോസഫിനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാത്രി 8 നാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇന്ന് 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും. രാഹുല്‍ അവിവാഹിതനാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഇയാള്‍ പുരയിടത്തിലെ റബര്‍ത്തോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് സാലിക്കുട്ടി പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് പ്രബന്ധ രചനാ മത്സര വിജയികള്‍ ഡോ. പൌലോസ് മാര് ഗ്രിഗോറിയോസ് ചരമ രജത ജൂബിലി സമ്മേളനം ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ പ്രസക്തിയേറുന്ന ദര്‍ശന ചികിത്സ ഫാ. ഡോ. ബിജേഷ് ഫിലിപ്പ് CARP ചിത്ര – ശില്പ കലാ ക്യാമ്പ്, സോപാന അക്കാദമി, ഞാലിയാകുഴി ഫാ. മോഹൻ ജോസഫ് പബ്ലിക് റിലേഷൻസ് ഓഫീസര്‍ ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്. M TV does not moderate or edit the News Articles posted in this site. All opinions are solely of the writers. ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് പ്രബന്ധ രചനാ മത്സര വിജയികള്‍ വൈറൽ പാട്ടിനൊപ്പം ഡബ്സ്മാഷ് ചെയ്ത് വൈറൽ ആവുകയാണ് സിനിമാ താരങ്ങളായ ഭാവനയും രമ്യ നമ്പീശനും. ശ്രീലങ്കൻ ഗാനമായ ‘മാനികാ മാകെ ഹിതേ’ക്കൊപ്പമാണ് താരങ്ങൾ തകർക്കുന്നത്. കുറച്ചു ദിവസങ്ങളായി… അമ്പത്തിയഞ്ചാം വയസിലും ശരീരം കല്ലാക്കി സല്‍മാന്‍ ഖാന്‍; ഫിറ്റ്‌നസ് സീക്രട്ട്‌സ് തുറന്ന് പറഞ്ഞ് സല്ലു ഭായ് മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം സൗരവ് ഘോസല്‍; കിരീടം സ്വന്തമാക്കിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ദാരിദ്ര്യമില്ലാത്ത കേരളം; യുഡിഎഫ് സർക്കാരിന്റെ പോരാട്ട വിജയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി മന്ത്രിയെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്‌തു; സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വീണ ജോർജിന് രൂക്ഷ വിമർശനം അമ്പത്തിയഞ്ചാം വയസിലും ശരീരം കല്ലാക്കി സല്‍മാന്‍ ഖാന്‍; ഫിറ്റ്‌നസ് സീക്രട്ട്‌സ് തുറന്ന് പറഞ്ഞ് സല്ലു ഭായ് മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം സൗരവ് ഘോസല്‍; കിരീടം സ്വന്തമാക്കിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ദാരിദ്ര്യമില്ലാത്ത കേരളം; യുഡിഎഫ് സർക്കാരിന്റെ പോരാട്ട വിജയമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം വെമ്പായം: കിണറ്റിൽ വീണ മ്ലാവിനെ (കലമാൻ) ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പിരപ്പൻകോട് വാധ്യാരുകോണത്ത് തടത്തരികത്ത് വീട്ടിൽ ക്ലാവിഡിന്‍റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാവിലെ മ്ലാവ് വീണത്. തുടർന്ന് വീട്ടുകാർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. 40 അടി ആഴവും 15 അടിയോളം വെള്ളവുമുള്ള കിണറ്റിലകപ്പെട്ട മ്ലാവിന്‍റെ ആക്രമണത്തിൽ അസിസ്റ്റന്‍റ് സ്റ്റേഷൻ മാസ്റ്റർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എ.ടി. ജോർജ്, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനയിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഷിബിൻ ഗിരീഷ് കിണറ്റിലിറങ്ങി മ്ലാവിനെ പുറത്തെടുത്തു. തുടർന്ന് പാലോട് ഫോറസ്റ്റ് ഓഫീസിൽ നിന്ന് എത്തിയ വനപാലകർക്ക് മ്ലാവിനെ കൈമാറി. രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമിത്ത്, സജിത്ത് കുമാർ, ഹോംഗാർഡുമാരായ സതീശൻ, സുരേഷ് എന്നിവർ പങ്കെടുത്തു. സമീപത്ത് വനം ഇല്ലാത്തതിനാൽ ഒഴുക്കികിൽപ്പെട്ടാകും മ്ലാവെത്തിയതെന്ന് വന പാലകർ പറഞ്ഞു. കോവളം വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു. സേനാ ആസ്ഥാനത്തും വാർഫിൽ നങ് പോലീസിനെ തടഞ്ഞ 30 പേർക്കെതിരെ കേസ് വിതുര കോടതിവിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ മുപ്പതുപേർക്കെതിരെ കേസ്.തൊളിക്ക തിരുവനന്തപുരം സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാ പാറശാല: തിരുവനന്തപുരം നാഗർകോവിൽ റെയിൽ പാതയിൽ തുടരുന്ന മണ്ണിടിച്ചിൽ ഒഴിവാക്കാനായി മൺതിട്ടകൾ ടാർപോളിൻ കൊണ്ട് കളക്‌ഷൻ തുകയിൽ ക്രമക്കേട്; വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ കാട്ടാക്കട: കളക്‌ഷൻ തുകയിൽ ക്രമക്കേട് കാണിച്ച കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കാട്ടാക്കട ഡിപ്പോ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണം മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി ജി .ആർ. അനിൽ. ഓണ്‍ തിരുവനന്തപുരം: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സഹായിച്ച സംഭവത്തിൽ മംഗലപുരം എസ്ഐ ഡിസംബര്‍ ഒന്നു മുതല്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു പോത്തൻകോട് പുതിയ വിസ്മയക്കാഴ്ചകളൊരുക്കി മാജിക് പ്ലാനറ്റും ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്‍റ് ആര്‍ട് സെന്‍ററും സന്ദര വെഞ്ഞാറമൂട്: പാലോട് ബിആർസിയുടെ കീഴിൽ വാമനപുരം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി വാമനപുരം യുപി സ്കൂളിൽ സ്പെഷൽ നെയ്യാറ്റിന്‍കര ആനാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഭരണഘടന വാരാഘോഷം സമാപിച്ചു. സ്കൂള്‍ പ്രവേശന വഴിമുക്ക് കളിയിക്കാവിള റോഡ് റീടാറിംഗിന് ടെന്‍ഡര്‍ വിളിച്ചു നെയ്യാറ്റിന്‍കര വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയ പാത റീടാർ ചെയ്യുന്നതിന് ദേശീയ പാത വിഭാഗം ടെൻഡർ വിളിച നെടുമങ്ങാട്: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്‍റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്ക്തല ഏകദിന ബോധവ കോവളം ബീച്ചിൽ ശുചീകരണം: കടലിൽനിന്ന് ലഭിച്ചത് ഒരു ടണ്ണിലേറെ മാലിന്യം വിഴിഞ്ഞം: കോവളം ബീച്ചിൽ ശുചീകരണ യജ്ഞവുമായി ഇറങ്ങിയ ടൂറിസം മേഖലയിലെ സന്നദ്ധ പ്രവർത്തകർക്ക് ഇന്നലെ കടലിൽനിന്ന് സിപിഎം വെള്ളറട ഏരിയാ സമ്മേളനത്തിന് തുടക്കമായി വെള്ളറട: സഹ്യപര്‍വത താഴ്‌വാര പ്രദേശങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപി തിരുവനന്തപുരം: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്‍റെ നേതൃത്വത്തിൽ വീൽചെയറുകൾ വിതരണം ചെയ്തു. ഫാമിലി ക്ലബ് പ്രസിഡന് കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിൻ ഓഫീസ് പരിധിയിലെ ശംഖുമുഖം, വെട്ടുകാട്, ശാസ്തമം ഗലം വാർഡുകളിലേയും, നേമം സോണൽ പരിധി വെള്ളറട: കനത്തമഴയിൽ വീട് ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാല്‍ക്കുളങ്ങര കുഴിവിള വീട്ടില്‍ സരസ്വതിയ്ക്ക പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി നെടുമങ്ങാട്: പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കുളവിക്കോണത്ത് ജ്വല്ലറി നടത്തുന്ന ജീമോനെ തട്ടികൊണ്ട് പോയി വീട് ഇടിഞ്ഞുവീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു കാട്ടാക്കട കനത്ത മഴയിൽ വീടിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീണു വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറശാല പഞ്ചായത്ത് ഓഫീസ് ഇനി മുതൽ ഇഎംഎസ് ഹാളിൽ പാറശാല: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പാറശാല പഞ്ചായത്ത് ഓഫീസ് താത്‌കാലികമായി പുത്തൻകടയിലെ ഇഎംഎസ് ഹാളിലേക്ക് മ തിരുവനന്തപുരം: ഓൾ കേരള സോൾജിയേഴ്സ് അസോസിയേഷൻസ് അഡ്മിനിസ്റേറ്റർ ടീമിന്‍റെനേതൃത്വത്തിൽ മുംബൈ ഭീകരാക്രമണത്തിൽ വീര വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ച് യൂത്ത് ഫ്രണ്ട് -എം തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു. അരുവിക്ക പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേചെയ്തു വിഴിഞ്ഞം കരുംകുളം പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സ്റ്റേചെ വിഴിഞ്ഞം: അക്ഷരവും പഠിക്കണം, സർട്ടിഫിക്കറ്റും വേണമെന്നത് ജീവിതാഭിലാഷംയാഥാർഥ്യമാക്കാൻ 92 കാരി സുമതിയും 88 കാരി സരോജി നെയ്യാർ ഇടതുകര ബണ്ട് റോഡ് തകർന്നു പാറശാല: കനത്ത മഴയിൽ നെയ്യാർ ഇടതുകാര കനാലിന്‍റെ നെടുവൻവിള ചാനൽ സെക്‌ഷൻ ഓഫീസിനു മുൻവശത്തെ ബണ്ടുറോഡ് പൂർണമായും കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിന്‍ ഓഫീസ് പരിധിയിലെ വഞ്ചിയൂർ, കവടിയാർ എന്നീ വാർഡുകളിലേയും ശ്രീകാര്യം സോണൽ പരിധിയി വിവാഹം കച്ചവടത്തിന്‍റെ വേദിയായി മാറരുത് പി. സതീദേവി കോഴിക്കോട് :സമൂഹത്തില്‍ വിവാഹം കച്ചവടത്തിനുള്ള വേദിയായി മാറരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.സ്ത്രീധന വ വെഞ്ഞാറമൂട്: കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ബോണ്ട് സർവീസിന്‍റെ വാർഷികാഘോഷം ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും നെടുമങ്ങാട്: പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് ത തിരുവനന്തപുരം വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമലംഘന സമരത്തിന സുസ്ഥിര നഗരവികസന സൂചിക: കേർപറേഷന് തിളക്കമാർന്ന നേട്ടം തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നീതി ആയോഗ് ഇന്‍ഡോ-ജർമ്മന്‍ സഹകരണത്തിന് കീഴിൽ നടത്തിയ സുസ്ഥിര നഗര മംഗലപുരം പോലീസ് സ്റ്റേഷനിൽ ഡിഐജിയുടെ പരിശോധന മംഗലപുരം: യുവാവിനെ മർദിച്ച പ്രതിയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം പോലീസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ സംഘർഷം: യുഡിഎഫ് അംഗങ്ങൾക്ക് മർദനമേറ്റു പാറശാല: പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.സംഘർഷത്തിൽ മർദനമേറ്റ രണ്ട് യുഡിഎഫ നെയ്യാറ്റിന്‍കര കനത്ത മഴയിൽ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കാനുള്ള തടസങ്ങൾ നീക്കണമെന്ന് ആവശ്യ വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ നേമം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ 24 ന് ഊക്കോട് സ്വദേശി കൃഷ് തിരുവനന്തപുരം: ഇരുപതു വർഷത്തിലധികം പോലീസിനെ വെട്ടിച്ചു നടന്ന് ഒടുവിൽ പിടിയിലായ കടയ്ക്കാവൂർ കുമാർ വധക്കേസിലെ പ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥ മുതലും പലിശയും നൽകാതെ സഹകരണ സംഘം കബളിപ്പിക്കുന്നതായി പരാതി തിരുവനന്തപുരം: സ്ഥിര നിക്ഷേപം നടത്തിയവർക്ക് പലിശയും മുതലും നൽകാതെ സഹകരണ സൊസൈറ്റി കബളിപ്പിക്കുന്നതായി പരാതി. ത കാട്ടാക്കട യുവാവിനെ ചാലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പാലോട്ടുവിള സ്വദേശി ഷണ്മുഖന്‍റെ മകൻ അനി (കുമാ പാറശാല: കനത്ത മഴയിൽ പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മണ്ണ് ട്രാക്കിൽ വീഴാത്തതുകാരണം ട്രെയിൻ ഗതാഗതം മുടങ് വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലംകോണം പൊന്നമ്പി നന്ദു ഭവനിൽ സുരേന്ദ്ര നേമം: ഫാസിസം ജനാധിപത്യത്തിലേയ്ക്ക് കടന്നു കയറുകയാണെന്ന് കവിയും യുവ കലാ സാഹിതി പ്രസിഡന്‍റുമായ ആലംകോട് ലീലാകൃഷ്ണൻ. പൊന്നാംചുണ്ട് വാർഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് കൺവൻഷൻ നടത്തി വിതുര: മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ പൊന്നാംചുണ്ട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.യുഡി പൊന്മുടിക്കൊരു കൈത്താങ്ങ്: നിത്യോപയോഗ സാധനങ്ങള്‍ ഇന്ന് കൈമാറും നെയ്യാറ്റിന്‍കര :ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇടതുപക്ഷം ഭരിക്കു കോവളം വിഴിഞ്ഞത്ത് തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു. സേനാ ആസ്ഥാനത്തും വാർഫിൽ നങ് പോലീസിനെ തടഞ്ഞ 30 പേർക്കെതിരെ കേസ് വിതുര കോടതിവിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ മുപ്പതുപേർക്കെതിരെ കേസ്.തൊളിക്ക തിരുവനന്തപുരം സാമ്പത്തിക ബാധ്യത തീർക്കാൻ വിഴിഞ്ഞത്തെ സ്ത്രീകൾ വൃക്ക വിൽക്കുന്നുവെന്ന വിവരത്തെ കുറിച്ച് അന്വേഷിക്കാ പാറശാല: തിരുവനന്തപുരം നാഗർകോവിൽ റെയിൽ പാതയിൽ തുടരുന്ന മണ്ണിടിച്ചിൽ ഒഴിവാക്കാനായി മൺതിട്ടകൾ ടാർപോളിൻ കൊണ്ട് കളക്‌ഷൻ തുകയിൽ ക്രമക്കേട്; വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ കാട്ടാക്കട: കളക്‌ഷൻ തുകയിൽ ക്രമക്കേട് കാണിച്ച കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കാട്ടാക്കട ഡിപ്പോ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണം മന്ത്രി ജി.ആർ.അനിൽ തിരുവനന്തപുരം: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി ജി .ആർ. അനിൽ. ഓണ്‍ തിരുവനന്തപുരം: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ സഹായിച്ച സംഭവത്തിൽ മംഗലപുരം എസ്ഐ ഡിസംബര്‍ ഒന്നു മുതല്‍ മാജിക് പ്ലാനറ്റ് സന്ദര്‍ശകര്‍ക്കായി തുറക്കുന്നു പോത്തൻകോട് പുതിയ വിസ്മയക്കാഴ്ചകളൊരുക്കി മാജിക് പ്ലാനറ്റും ഭിന്നശേഷിക്കുട്ടികളുടെ ഡിഫറന്‍റ് ആര്‍ട് സെന്‍ററും സന്ദര വെഞ്ഞാറമൂട്: പാലോട് ബിആർസിയുടെ കീഴിൽ വാമനപുരം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായി വാമനപുരം യുപി സ്കൂളിൽ സ്പെഷൽ നെയ്യാറ്റിന്‍കര ആനാവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഭരണഘടന വാരാഘോഷം സമാപിച്ചു. സ്കൂള്‍ പ്രവേശന വഴിമുക്ക് കളിയിക്കാവിള റോഡ് റീടാറിംഗിന് ടെന്‍ഡര്‍ വിളിച്ചു നെയ്യാറ്റിന്‍കര വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയ പാത റീടാർ ചെയ്യുന്നതിന് ദേശീയ പാത വിഭാഗം ടെൻഡർ വിളിച നെടുമങ്ങാട്: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്‍റെ നേതൃത്വത്തിൽ നെടുമങ്ങാട് താലൂക്ക്തല ഏകദിന ബോധവ കോവളം ബീച്ചിൽ ശുചീകരണം: കടലിൽനിന്ന് ലഭിച്ചത് ഒരു ടണ്ണിലേറെ മാലിന്യം വിഴിഞ്ഞം: കോവളം ബീച്ചിൽ ശുചീകരണ യജ്ഞവുമായി ഇറങ്ങിയ ടൂറിസം മേഖലയിലെ സന്നദ്ധ പ്രവർത്തകർക്ക് ഇന്നലെ കടലിൽനിന്ന് സിപിഎം വെള്ളറട ഏരിയാ സമ്മേളനത്തിന് തുടക്കമായി വെള്ളറട: സഹ്യപര്‍വത താഴ്‌വാര പ്രദേശങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപി തിരുവനന്തപുരം: കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്‍റെ നേതൃത്വത്തിൽ വീൽചെയറുകൾ വിതരണം ചെയ്തു. ഫാമിലി ക്ലബ് പ്രസിഡന് കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിൻ ഓഫീസ് പരിധിയിലെ ശംഖുമുഖം, വെട്ടുകാട്, ശാസ്തമം ഗലം വാർഡുകളിലേയും, നേമം സോണൽ പരിധി വെള്ളറട: കനത്തമഴയിൽ വീട് ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പാല്‍ക്കുളങ്ങര കുഴിവിള വീട്ടില്‍ സരസ്വതിയ്ക്ക പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി നെടുമങ്ങാട്: പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കുളവിക്കോണത്ത് ജ്വല്ലറി നടത്തുന്ന ജീമോനെ തട്ടികൊണ്ട് പോയി വീട് ഇടിഞ്ഞുവീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു കാട്ടാക്കട കനത്ത മഴയിൽ വീടിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീണു വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറശാല പഞ്ചായത്ത് ഓഫീസ് ഇനി മുതൽ ഇഎംഎസ് ഹാളിൽ പാറശാല: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പാറശാല പഞ്ചായത്ത് ഓഫീസ് താത്‌കാലികമായി പുത്തൻകടയിലെ ഇഎംഎസ് ഹാളിലേക്ക് മ തിരുവനന്തപുരം: ഓൾ കേരള സോൾജിയേഴ്സ് അസോസിയേഷൻസ് അഡ്മിനിസ്റേറ്റർ ടീമിന്‍റെനേതൃത്വത്തിൽ മുംബൈ ഭീകരാക്രമണത്തിൽ വീര വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ച് യൂത്ത് ഫ്രണ്ട് -എം തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു. അരുവിക്ക പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേചെയ്തു വിഴിഞ്ഞം കരുംകുളം പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സ്റ്റേചെ വിഴിഞ്ഞം: അക്ഷരവും പഠിക്കണം, സർട്ടിഫിക്കറ്റും വേണമെന്നത് ജീവിതാഭിലാഷംയാഥാർഥ്യമാക്കാൻ 92 കാരി സുമതിയും 88 കാരി സരോജി നെയ്യാർ ഇടതുകര ബണ്ട് റോഡ് തകർന്നു പാറശാല: കനത്ത മഴയിൽ നെയ്യാർ ഇടതുകാര കനാലിന്‍റെ നെടുവൻവിള ചാനൽ സെക്‌ഷൻ ഓഫീസിനു മുൻവശത്തെ ബണ്ടുറോഡ് പൂർണമായും കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിന്‍ ഓഫീസ് പരിധിയിലെ വഞ്ചിയൂർ, കവടിയാർ എന്നീ വാർഡുകളിലേയും ശ്രീകാര്യം സോണൽ പരിധിയി വിവാഹം കച്ചവടത്തിന്‍റെ വേദിയായി മാറരുത് പി. സതീദേവി കോഴിക്കോട് :സമൂഹത്തില്‍ വിവാഹം കച്ചവടത്തിനുള്ള വേദിയായി മാറരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.സ്ത്രീധന വ വെഞ്ഞാറമൂട്: കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ബോണ്ട് സർവീസിന്‍റെ വാർഷികാഘോഷം ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും നെടുമങ്ങാട്: പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് ത തിരുവനന്തപുരം വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമലംഘന സമരത്തിന സുസ്ഥിര നഗരവികസന സൂചിക: കേർപറേഷന് തിളക്കമാർന്ന നേട്ടം തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നീതി ആയോഗ് ഇന്‍ഡോ-ജർമ്മന്‍ സഹകരണത്തിന് കീഴിൽ നടത്തിയ സുസ്ഥിര നഗര മംഗലപുരം പോലീസ് സ്റ്റേഷനിൽ ഡിഐജിയുടെ പരിശോധന മംഗലപുരം: യുവാവിനെ മർദിച്ച പ്രതിയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം പോലീസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ സംഘർഷം: യുഡിഎഫ് അംഗങ്ങൾക്ക് മർദനമേറ്റു പാറശാല: പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.സംഘർഷത്തിൽ മർദനമേറ്റ രണ്ട് യുഡിഎഫ നെയ്യാറ്റിന്‍കര കനത്ത മഴയിൽ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കാനുള്ള തടസങ്ങൾ നീക്കണമെന്ന് ആവശ്യ വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ നേമം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ 24 ന് ഊക്കോട് സ്വദേശി കൃഷ് തിരുവനന്തപുരം: ഇരുപതു വർഷത്തിലധികം പോലീസിനെ വെട്ടിച്ചു നടന്ന് ഒടുവിൽ പിടിയിലായ കടയ്ക്കാവൂർ കുമാർ വധക്കേസിലെ പ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥ മുതലും പലിശയും നൽകാതെ സഹകരണ സംഘം കബളിപ്പിക്കുന്നതായി പരാതി തിരുവനന്തപുരം: സ്ഥിര നിക്ഷേപം നടത്തിയവർക്ക് പലിശയും മുതലും നൽകാതെ സഹകരണ സൊസൈറ്റി കബളിപ്പിക്കുന്നതായി പരാതി. ത കാട്ടാക്കട യുവാവിനെ ചാലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പാലോട്ടുവിള സ്വദേശി ഷണ്മുഖന്‍റെ മകൻ അനി (കുമാ പാറശാല: കനത്ത മഴയിൽ പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മണ്ണ് ട്രാക്കിൽ വീഴാത്തതുകാരണം ട്രെയിൻ ഗതാഗതം മുടങ് വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലംകോണം പൊന്നമ്പി നന്ദു ഭവനിൽ സുരേന്ദ്ര നേമം: ഫാസിസം ജനാധിപത്യത്തിലേയ്ക്ക് കടന്നു കയറുകയാണെന്ന് കവിയും യുവ കലാ സാഹിതി പ്രസിഡന്‍റുമായ ആലംകോട് ലീലാകൃഷ്ണൻ. പൊന്നാംചുണ്ട് വാർഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് കൺവൻഷൻ നടത്തി വിതുര: മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ പൊന്നാംചുണ്ട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.യുഡി പൊന്മുടിക്കൊരു കൈത്താങ്ങ്: നിത്യോപയോഗ സാധനങ്ങള്‍ ഇന്ന് കൈമാറും നെയ്യാറ്റിന്‍കര :ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇടതുപക്ഷം ഭരിക്കു ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത വീണ്ടും ന്യായീകരിച്ച് കേന്ദ്രം; സമരം ചെയ്തത് ഒരു വിഭാഗം കർഷകർ മാത്രം ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു മുന്‍ മിസ് കേരളയുടെ മരണം; ഡ്രൈവര്‍ സൈജു തങ്കച്ചൻ പോലീസ് കസ്റ്റഡിയിൽ ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത വീണ്ടും ന്യായീകരിച്ച് കേന്ദ്രം; സമരം ചെയ്തത് ഒരു വിഭാഗം കർഷകർ മാത്രം ജീവനക്കാരിയുടെ പരാതി; ജിവി രാജ സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു മുന്‍ മിസ് കേരളയുടെ മരണം; ഡ്രൈവര്‍ സൈജു തങ്കച്ചൻ പോലീസ് കസ്റ്റഡിയിൽ കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam നെടുംകുന്നം ഫൊറോന പള്ളിയിൽ ഇന്ന് തിരുനാൾ Kottayam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki യൂത്ത് കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തിൽ മരിച്ചു Thrissur തമിഴ്നാട് സ്വദേശി മരം വെട്ടുന്നതിനിടെ വീണു മരിച്ചു Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram തലശേരി ക്വട്ടേഷന്‍ സംഘത്തിനു പങ്ക് Kozhikode നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam നെടുംകുന്നം ഫൊറോന പള്ളിയിൽ ഇന്ന് തിരുനാൾ Kottayam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki യൂത്ത് കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തിൽ മരിച്ചു Thrissur തമിഴ്നാട് സ്വദേശി മരം വെട്ടുന്നതിനിടെ വീണു മരിച്ചു Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram തലശേരി ക്വട്ടേഷന്‍ സംഘത്തിനു പങ്ക് Kozhikode നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur ശബരിമല: സന്നിധാനത്ത് ഇന്നുച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ പുതിയ കൊടിമരം കേടു വരുത്തി. കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി (രസം)ഒഴിച്ചതായാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പഞ്ചവര്‍ഗത്തറയിലെ സ്വര്‍ണം ഉരുകി. ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോളാണ് മെര്‍ക്കുറി ഒഴിച്ചതായി മനസിലായത്. കൊടിമരം നിർമിച്ച ശിൽപിയും മറ്റ് ജോലിക്കാരും സന്നിധാനത്തു തന്നെയുണ്ടായിരുന്നു.ഇവരുടെ പരിശോധനയിലാണ് മെർക്കുറി ഒഴിച്ചതാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ സന്നിധാനം പോലീസ് കേസെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇന്ന് സന്നിധാനത്തുണ്ട്. ഉച്ചപൂജ വരെ കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും അതു കഴിഞ്ഞ് പോകുംവഴി ആരോ മനപ്പൂര്‍വം ചെയ്തതായിരിക്കാമെന്ന് മന്ത്രി പ്രതികരിച്ചു. ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്. പ്രത്യേക ഫോറന്‍സിക് സംഘത്തെ അയക്കാമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണൻ അറിയിച്ചു. മനപ്പൂര്‍വ്വം ചെയ്ത ചതിയായിട്ടാണ് ഈ സംഭവത്തെ കാണുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു പക ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉച്ച പൂജയ്‌ക്ക് ശേഷമാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ: മന്ത്രി വീണയ്‌ക്കെതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം പത്തനംതിട്ട: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാ ജോര്‍ജിനെതിരെ ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി ശബരിമല തീര്‍ത്ഥാടനം; വരുമാനം അഞ്ച് കോടി കടന്നു ശ്രീകുമാറിനെ ശബരിമല 'ഹെൽപ്പ് ലൈനിൽ'നിന്ന് രക്ഷിച്ച് സി-ഡിറ്റ് 'സ്ത്രീധനം വേണ്ട ആശംസാകാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍ കോട്ടയം ജില്ലയില്‍ 628 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. രോഗം ബാധിച്ചവരില്‍ 271 പുരുഷന്‍മാരും 269 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേര്‍ രോഗമുക്തരായി. 4719 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 202308 പേര്‍ കോവിഡ് ബാധിതരായി. 195768 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22807 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ തൃക്കൊടിത്താനം, തീക്കോയി, മണർകാട്, കടുത്തുരുത്തി, തലയോലപ്പറമ്പ്, അതിരമ്പുഴ, എരുമേലി, പള്ളിക്കത്തോട് 6 അകലക്കുന്നം, തിടനാട്, വൈക്കം, ആർപ്പൂക്കര, കരൂർ 5 ഈരാറ്റുപേട്ട, പുതുപ്പള്ളി, മേലുകാവ്, ചിറക്കടവ്, ടി.വി പുരം 4 കടപ്ലാമറ്റം, കിടങ്ങൂർ, പാലാ, കുറവിലങ്ങാട്, പാമ്പാടി, വെച്ചൂർ വെളിയന്നൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, മണിമല, തലനാട്, മറവന്തുരുത്ത്, വിജയപുരം 3 കൂരോപ്പട, നീണ്ടൂർ, ചെമ്പ്, ഞീഴൂർ, ഉദയനാപുരം, അയ്മനം 2 മുത്തോലി, കോരുത്തോട്, മീനച്ചിൽ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, കാണക്കാരി, വെള്ളൂർ, തിരുവാർപ്പ്, തലയാഴം, മൂന്നിലവ്, മുളക്കുളം-1 ദോഹ പാവറട്ടി നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ “ആസ്പയര്‍ ഖത്തര്‍” എന്ന സംഘടനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദോഹയിലെ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്നു. കലാ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഇവിടെ ഒത്തു കൂടുകയും അതോടൊപ്പം കാരുണ്യ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്ത് കൊണ്ട് മുന്നോട്ട് പോകുവാനുമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം. സംഘടനയുടെ പ്രോജക്റ്റ്‌ കോ – ഓര്‍ഡിനേറ്റര്‍ ഷക്കീര്‍ ഷാലിമാര്‍ സ്വാഗതം പറഞ്ഞു. കലയും, സംഗീതവും എല്ലാം അവതരിപ്പിച്ച് കൊണ്ട് പുതിയ സംഘടനകള്‍ രൂപം കൊള്ളുമ്പോള്‍ അതോടൊപ്പം അര്‍ഹത ഉള്ളവരെ കണ്ടെത്തി എന്തെങ്കിലും കാരുണ്യ പ്രവത്തനങ്ങള്‍ ചെയ്യുമ്പോള്‍ ആണ് ഒരു സംഘടന വിജയത്തില്‍ എത്തുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ നിഷാദ് ഗുരുവായൂര്‍ പറഞ്ഞു. കലയും, സംഗീതവും, കാരുണ്യ പ്രവര്‍ത്തനവുമെല്ലാം ഒരു സംഘടനയുടെ ഭാഗമാവുമ്പോള്‍ അതിലേക്ക് വര്‍ണ്ണ വിവേചനവും, രാഷ്ട്രീയ നിറവും കലര്‍ത്താതെ മുന്നേറുവാന്‍ ആശംസാ പ്രസംഗത്തില്‍ അസീസ്‌ ബ്ലാങ്ങാട് പറഞ്ഞു. പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് എം. ഡി. ലതേഷ്, ഖാദര്‍ വന്മേനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂനുസ് പാലയൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത നിശയ്ക്ക് ഷക്കീര്‍ പാവറട്ടി നേതൃത്വം നല്‍കി. ദോഹയിലെ പ്രമുഖ ഇലക്‌ട്രിക്‌ കമ്പനിയായ പോപ്പുലര്‍ ഇലക്‌ട്രിക്കല്‍സ് സ്പോണ്സര്‍ ചെയ്ത്‌ കൊണ്ട് ജനുവരിയില്‍ “പ്രവാസി അമേസിംഗ് നൈറ്റ് – 2012 ” എന്ന പേരില്‍ കലാ സാംസ്കാരിക സംഗീത നിശ പാവറട്ടിയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാവറട്ടി പ്രദേശത്തുള്ള ഏതൊരാള്‍ക്കും ഈ സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ് . (വാര്‍ത്ത അയച്ചത് കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍) ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഏഴാം വാർഷികം ‘ഡ്രീംസ് അറേബ്യ 2013’ ഒക്ടോബർ 18 ന് ദോഹ യില്‍ ‘ഉദിത് നാരായണ്‍ ലൈവ് ഇന്‍ കണ്‍‍സെര്‍ട്ട്-2013’ “സംസ്കൃതി” ദോഹയുടെ ഓണം – ഈദ്‌ സംഗമം സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം വേള്‍ഡ് എക്സ്പോ ലോകം ഇനി ദുബായില്‍ ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ? ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക. താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക! « കുട്ടികള്‍ക്കായി ‘കളിവീട് – 2011’ « ഇസ് ലാഹി സെന്റര്‍‍ എല്‍. സി. ഡി. പ്രദര്‍ശനം ശര്‍ഖില്‍ പി. സി. ആര്‍. ടെസ്റ്റ് അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍ രചനാ മല്‍സരം സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ. ഇനി മാസ്ക് വേണ്ട കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ നബിദിനം സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി പാചക മത്സരം ഒക്ടോബർ 29 ന് സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു. സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ് വേള്‍ഡ് എക്സ്പോ ലോകം ഇനി ദുബായില്‍ ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക് ഇത് എൻ്റെ അനുഭവം എത്ര ഹതഭാഗ്യവാന്മാർക്കു ഇത് പറ്റുന്നുണ്ടാകും കഴിഞ്ഞ രാത്രി 1239 രൂപയുടെ ഭക്ഷണം വാങ്ങി ബിൽ അടച്ചു സംഭവിച്ചത് | ഇത് എൻ്റെ അനുഭവം എത്ര ഹതഭാഗ്യവാന്മാർക്കു ഇത് പറ്റുന്നുണ്ടാകും കഴിഞ്ഞ രാത്രി 1239 രൂപയുടെ ഭക്ഷണം വാങ്ങി ബിൽ അടച്ചു സംഭവിച്ചത് ഇത് എൻ്റെ അനുഭവം എത്രയെത്ര ഹതഭാഗ്യവാന്മാർ ചതിക്കപ്പെടുന്നുണ്ടാകും രണ്ട് ദിവസം മുമ്പ് കോഴിക്കോട് പ്രമുഖ ആശുപത്രിക്ക് സമീപമുള്ള പ്രമുഖ അറബിക് റസ്റ്റാറൻ്റിൽ നിന്ന് രാത്രി 1239 രൂപയുടെ ഭക്ഷണം വാങ്ങിച്ചു ബിൽ അടച്ചത് കാർഡ് ഉപയോഗിച്ചായിരുന്നു ചെറിയ അശ്രദ്ധ എൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നത് സമ്മതിച്ചു കൊണ്ട് തന്നെ )ബിൽ സംഖ്യയും അടച്ച് പാർസൽ കൗണ്ടറിൽ നിന്ന് ഭക്ഷണവും വാങ്ങി ഞാൻ സ്ഥലം വിട്ടു സാദാരണ ഗതിയിൽ ഞാൻ ബിൽ ചോദിച്ചു സൂക്ഷിക്കുന്ന പതിവില്ല പക്ഷെ എന്തോ ബില്ലും ബാങ്ക് റസിപ്റ്റും ഞാൻ ചോദിച്ചു തന്നെ വാങ്ങി ബിൽ തരാൻ ഒരു വിമുഖതയുള്ള പോലെയാണ് എനിക്ക് തോന്നിയത്. ആശുപത്രിയിൽ ഫുഡും കൊടുത്ത് ബാക്കി പാർസലുമായി ഞങ്ങൾ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു ബിൽ കാറിൽ ചുമ്മാ അലക്ഷ്യമായി വെയ്ക്കുകയും ഇന്നലെ 10/8 കരൻ്റ് ഇല്ലാത്തത് കൊണ്ട് മൊബൈൽ ചാർജ് ചെയ്യാൻ കാറിൽ കയറിയപ്പോൾ ബില്ല് കണ്ട് ചുമ്മാ ഒന്ന് നോക്കിയപ്പോൾ ബിൽ എമൌണ്ടിന് പകരം കാർഡ് സ്വൈപ്പിംഗിലൂടെ 2235 രൂപ എടുത്തതായി കണ്ടു 1000 രൂപ കൂടുതൽ ഞാൻ ഹോട്ടലിലേക്ക് വിളിച്ചു – ലഭിച്ച മറുപടി കാഷ്യർ ജോലി കഴിഞ്ഞു പോയിരിക്കുന്നു നാളെ കാലത്ത് തിരിച്ചുവിളിക്കാം എന്നായിരുന്നു ഇന്ന് 10:30 ന് ഞാൻ വീണ്ടും വിളിക്കുകയും നന്നായി സംസാരിക്കുകയും ചെയ്തു ഞാൻ വരികയാണെങ്കിൽ 1000 രൂപ നഷ്ടപരിഹാരം നൽകേണ്ടി വരും എന്നും തുടർന്ന് അവർ തെറ്റ് സമ്മതിക്കുകയും മന:പൂർവ്വമല്ല എന്ന് പറഞ്ഞു കൊണ്ട് തടിയൂരാനുള്ള ശ്രമമാണ് നടന്നത് വൈകുന്നേരത്തോടെ എന്നോട് അധികമായി വാങ്ങിയ പൈസ ഗൂഗിൾ പേ വഴി അയച്ച് തരികയും ചെയ്തു. അബദ്ധത്തിലായാലും മന:പൂർവ്വമായാലും കാർഡ് ഉപയോഗിച്ച് പൈസ അടയ്ക്കുന്ന പ്രിയ സുഹൃത്തുക്കൾ ജാഗ്രത പാലിക്കേണ്ടതിലേക്ക് മാത്രമാണ് ഞാനിത് എഴുതാൻ കാരണം ഇത്തരം ഹോട്ടലുകളിൽ ആശുപത്രികളിൽ നിന്നുള്ള കസ്റ്റമേഴ്സ് ധാരാളം ഉണ്ടാകും പല ടെൻഷനുകളിലുള്ള ആളുകളാവാം ഒരു പക്ഷെ കാർഡിൽ കാഷ്യർ അടിക്കുന്ന സംഖ്യ എല്ലാവരും ശ്രദ്ധിക്കണമെന്നില്ല പറ്റിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ആശുപത്രികളിൽ എത്തുന്ന ദൂരെ ജില്ലകളിൽ നിന്നെത്തുവർ ഇതിൻ്റെ പിറകെ പോകണ മെന്നില്ല പിന്നെ ആരെങ്കിലും പരാതിപ്പെട്ടാൽ അബദ്ധത്തിൽ പറ്റിയതാണെന്ന വിശദീകരണവുമായി ബാക്കി തുക മടക്കി നൽകി തടി തപ്പുകയും ചെയ്യും മൊബൈലിൽ വരുന്ന മെസേജ് നമ്മൾ ശ്രദ്ധിക്കണമെന്നില്ല കാർഡ് ഉപയോഗിക്കുന്നവർ ജാഗ്രതലിക്കുക കഴിവതും ഗൂഗിൾ പേ പോലുള്ള ആപ്പുകളാണ് കൂടുതൽ സുരക്ഷിത്വം Previous articleകഴിഞ്ഞ പത്തു വർഷത്തോളമായി സീമ ചെയ്തുകൊണ്ട് ഇരിക്കുന്നത് ഇ പ്രവർത്തിക്കു കയ്യടി Next articleകൈ ഉപയോഗിച്ച് കുഴച്ചു കഴിക്കുന്നവരെ ചിലർ കളിയാക്കും എന്നാൽ നാം കൈ ഉപയോഗിച്ച് കഴിക്കുന്നതിന്റെ രഹസ്യം ഇതാണ് വില കുറഞ്ഞത് ആവി പിടിക്കാൻ വാങ്ങുന്നവർ ഉറപ്പായും ശ്രദ്ധിക്കുക ഇതാണ് സംഭവിക്കുന്നത് ക്ലാസിലെ തനിക്ക് ഇഷ്ടമില്ലാത്ത കുട്ടിയുടെ ഡയറി പരിശോധിച്ച ടീച്ചർ ശരിക്കും അത്ഭുതപ്പെട്ടു ശേഷം സംഭവിച്ചത് ഏട്ടത്തിയെ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാൻ ബ്രോക്കർ പക്ഷെ സംഭവിച്ചത് മകന്റെ വിവാഹം ആയിരുന്നു പക്ഷെ അപ്പനായ ഞാൻ പങ്കെടുത്തില്ല കാരണം……..നൊമ്പര കുറിപ്പ് Kerala PSC Hall Ticket 2021 പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ 20 മുതൽ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ Kerala PSC Hall Ticket 2021 പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ 20 മുതൽ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ ഫെബ്രുവരി 20, 25, മാർച്ച് 6, 13 എന്നീ തിയതികളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷയെഴുതാൻ മൊത്തം 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് കൺഫമേഷൻ നൽകിയിട്ടുള്ളത്. തിരുവനന്തപുരം: പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പി.എസ്.സി പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാനാകും. ഫെബ്രുവരി 20, 25, മാർച്ച് 6, 13 എന്നീ തിയതികളിലായാണ് പ്രാഥമിക പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷയെഴുതാൻ മൊത്തം 18 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് കൺഫമേഷൻ നൽകിയിട്ടുള്ളത്. പിഎസ്‌സിയില്‍ നിലവില്‍ ഒഴിവുള്ള 8 അംഗങ്ങളുടെ സ്ഥാനത്തേക്ക് ഇനി പറയുന്നവരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഡോ. എസ് ശ്രീകുമാര്‍ (ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി തിരുവനന്തപുരം എസ് വിജയകുമാരന്‍ നായര്‍ (തിരുവനന്തപുരം എസ്.എ. സെയ്ഫ് (കൊല്ലം വി.ടി.കെ അബ്ദുള്‍ സമ്മദ് (മേപ്പയൂര്‍, കോഴിക്കോട് ഡോ. സി.കെ. ഷാജിബ് (ഉണ്ണികുളം, കോഴിക്കോട് ഡോ. സ്റ്റാനി തോമസ് (കോട്ടയം ഡോ. മിനി സക്കറിയാസ് (കാക്കനാട്, എറണാകുളം ബോണി കുര്യാക്കോസ് (കോട്ടയം). പിഎസ്‌സിയിലൂടെ നടത്തുന്ന നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടിയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്. You May Also Like- കോവിഡ് 19: പി. എസ്. സി പരീക്ഷകള്‍ ഏപ്രില്‍ 30 വരെ മാറ്റി വച്ചു പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന നിയമനാധികാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. Also Read- പി.എസ്.സിയെ വിമർശിച്ച ഉദ്യോഗാര്‍ഥികൾക്കെതിരെ നടപടിയില്ല; നിലപാട് തിരുത്തി PSC ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്പാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. Kerala PSC Hall Ticket 2021 പി.എസ്.സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ 20 മുതൽ; അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ Kochi Water Metro കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം Income Tax Department ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം Central Bank of India സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം Delhi University ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതി Bank of Baroda Recruitment 2021 370 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ബാങ്ക് ഓഫ് ബറോഡ, ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം Digital Universirty| പരസ്പര സഹകരണത്തോടെ കോഴ്സുകൾ മെച്ചപ്പെടുത്തും; ഡിജിറ്റൽ സർവകലാശാല കേരള സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു Exam Anxiety പരീക്ഷാ പേടി അകറ്റാം; മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ പമ്പയ്ക്ക് കുറുകെ സർക്കാർ നിർമ്മിച്ച പാലത്തിൽ കയറി എങ്ങോട്ടാണ് പോകേണ്ടത് കൈനകരിക്കാർ ചോദിക്കുന്നു Meenakshi Amman Temple| മധുര മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിര മഹോത്സവവും ഗോപുരങ്ങളും Salman Khan| സൽമാൻ ഖാന്റെ ഫ്ലക്സിൽ ആരാധകരുടെ പാലഭിഷേകം; പാൽ ഇങ്ങനെ പാഴാക്കല്ലേ എന്ന് താരം കൊണ്ടോട്ടി: കോഴിക്കോട്‌ വിമാനത്താവളത്തിലെ റൺവേ വികസിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം തീരുമാനമെടുത്തെങ്കിലും നേരത്തേ വിമാനത്താവള അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണിത്. റൺവേ വികസനം, സമാന്തര ടാക്‌സി വേ, പുതിയ ടെർമിനൽ, കാർപാർക്കിങ് ഏരിയ തുടങ്ങിയവയ്ക്കായി 485 ഏക്കർ സ്ഥലം ഏറ്റെടുത്തുനൽകാൻ വർഷങ്ങൾക്കുമുൻപ് എയർപോർട്ട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഭീമമായ ചെലവും പ്രതിസന്ധികളും കണക്കിലെടുത്ത് ഇതിൽനിന്ന് അതോറിറ്റി സ്വയം പിൻമാറുകയായിരുന്നു. വൻതോതിൽ മണ്ണിട്ടുയർത്തി നീളംകൂട്ടാനുള്ള ഭീമമായ ചെലവ് വഹിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് റൺവേ വികസനം എയർപോർട്ട് അതോറിറ്റി മരവിപ്പിച്ചത്. അതേസമയം, റൺവേ നവീകരണം എയർപോർട്ട് അതോറിറ്റിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിന് സംസ്ഥാനം കനത്ത സമ്മർദം ചെലുത്തേണ്ടിവരും. വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിയുമായി ചർച്ചനടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സമവായത്തിലെത്തിയാലും എയർപോർട്ട് അതോറിറ്റിയുടെ നിലപാട് നിർണായകമാകും. അതോറിറ്റിയുടെ എൻജിനിയറിങ് വിഭാഗം പരിശോധിച്ചശേഷമാകും ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങുകയെന്ന് കഴിഞ്ഞദിവസം യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും വി. അബ്ദുറഹിമാനും പറഞ്ഞിരുന്നു. പൂമൊട്ടുപോലെ ഒരു പെണ്‍കുട്ടി മുഖത്ത് നവരസഭാവങ്ങളും ക്യാമറയ്ക്കുമുന്നില്‍ 364 പേർ കോൺഗ്രസിൽ ചേര്‍ന്നു; എടരിക്കോട് വരവേല്‍പ്‌ സമ്മേളനം മാതൃകയാക്കാൻ ഡി.സി.സി.കൾക്ക് നിർദേശം വ്യാജ മാർക്ക്‌ലിസ്റ്റ് കേസ്: ബി.ജെ.പി. എം.എൽ.എ.യ്ക്ക് അഞ്ചുവർഷം തടവ് കോൺഗ്രസ് വിട്ട യു.പി. നേതാവ് ലളിതേശ്പതി ത്രിപാഠി തൃണമൂലിലേക്ക് കേന്ദ്രത്തിന്റെ കോവിഡ് സഹായം കുട്ടികള്‍ക്ക് ഉപകരിക്കില്ല; നിബന്ധനകള്‍ വിലങ്ങുതടി അച്ചടിയന്ത്രങ്ങളില്ലാത്തതിനാൽ സ്മാർട്ട് റേഷൻ കാർഡ് വിതരണം പ്രതിസന്ധിയിൽ തൊഴിൽനേടാൻ പരിശീലനം; കുടുംബശ്രീ കേന്ദ്രങ്ങൾ വീണ്ടും സജീവം ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസിന്റെ നൂറുശതമാനം പൂര്‍ത്തിയാക്കിയതില്‍ ഗോവയെ അഭിനന്ദിച്ചു ഈ വേളയില്‍ ശ്രീ മനോഹര്‍ പരീക്കറുടെ സേവനങ്ങള്‍ സ്മരിക്കുന്നു ഏവര്‍ക്കുമൊപ്പം, ഏവര്‍ക്കും വികസനം, ഏവരുടെയും വിശ്വാസം, ഏവരുടെയും പരിശ്രമം എന്നിവയുടെ മികച്ച ഫലങ്ങള്‍ ഗോവ പ്രകടമാക്കി: പ്രധാനമന്ത്രി ഓരോ മണിക്കൂറിലും 15 ലക്ഷത്തിലധികം ഡോസും ഓരോ മിനിറ്റിലും 26,000ത്തിലധികം ഡോസും ഓരോ സെക്കന്‍ഡിലും 425ലധികം ഡോസും നല്‍കുന്നതിന് ഇന്നലെ സാക്ഷ്യം വഹിച്ചു: പ്രധാനമന്ത്രി ഏക ഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയം പ്രതിഫലിപ്പിക്കുന്ന ഗോവയുടെ ഓരോ നേട്ടവും എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു: പ്രധാനമന്ത്രി ഗോവ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ കരുത്തുറ്റ അടയാളപ്പെടുത്തല്‍ കൂടിയാണ്: പ്രധാനമന്ത്രി ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സന്തോഷകരമായ ശ്രീ ഗണേശോത്സവം ആശംസിക്കുന്നു! നാളെ അനന്ത് ചതുര്‍ദശിയുടെ ശുഭകരമായ അവസരത്തില്‍ നാം ബാപ്പയോട് വിടപറയും. കൂടാതെ പവിത്രമായ അനന്തസൂത്രം നമ്മുടെ കൈകളില്‍ കെട്ടുകയും ചെയ്യും. അനന്തസൂത്രം എന്നാല്‍ സന്തോഷം, ജീവിതത്തിലെ അഭിവൃദ്ധി, ദീര്‍ഘായുസ്സിന്റെ അനുഗ്രഹം എന്നൊക്കെ അര്‍ഥം. ഈ പുണ്യദിനത്തിന് മുമ്പ് ഗോവയിലെ ജനങ്ങള്‍ സ്വയം പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഗോവയിലെ ഓരോ അര്‍ഹനായ വ്യക്തിക്കും ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇത് ഒരു വലിയ കാര്യമാണ്. ഗോവയിലെ എല്ലാ ജനങ്ങള്‍ക്കും ഇതിന് ഒരുപാട് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ വൈവിധ്യത്തിന്റെ ശക്തി ദൃശ്യമാകുന്ന സംസ്ഥാനം കൂടിയാണ് ഗോവ. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്‌കാരവും ജീവിത നിലവാരവും ഭക്ഷണ ശീലങ്ങളും ഇവിടെ കാണാം. ഗണേശോത്സവം ഇവിടെയും ആഘോഷിക്കപ്പെടുന്നു. ദീപാവലി കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ക്രിസ്മസ് സമയത്ത് ഗോവ തിളങ്ങുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗോവ അതിന്റെ പാരമ്പര്യം പിന്തുടരുകയുമാണു ചെയ്യുന്നത് ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന ചൈതന്യം തുടര്‍ച്ചയായി ശക്തിപ്പെടുത്തുന്ന ഗോവയുടെ ഓരോ നേട്ടവും എനിക്ക് മാത്രമല്ല, മുഴുവന്‍ രാജ്യത്തിനും സന്തോഷവും അഭിമാനവും നല്‍കുന്നു. ഈ സുപ്രധാന അവസരത്തില്‍, എന്റെ സുഹൃത്ത്, യഥാര്‍ത്ഥ കര്‍മ്മയോഗി, അന്തരിച്ച മനോഹര്‍ പരീക്കര്‍ ജിയുടെ ഓര്‍മ്മ വളരെ സ്വാഭാവികമാണ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ഗോവ നേരിട്ട വഴി പിന്നിടുമ്പോള്‍ പരീക്കര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ടായിരുന്നെങ്കില്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വിജയത്തില്‍ ഗോവ നിര്‍ണായക പങ്കുവഹിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പ്രമോദ് സാവന്ത് ജിയുടെ നേതൃത്വത്തില്‍ ഗോവ കനത്ത മഴ, ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിട്ടു. ഈ സ്വാഭാവിക വെല്ലുവിളികള്‍ക്കിടയില്‍ കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത നിലനിര്‍ത്തുന്നതിന് എല്ലാ കൊറോണ യോദ്ധാക്കള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടീം ഗോവയ്ക്കും ഒരുപാട് അഭിനന്ദനങ്ങള്‍. ഈ യജ്ഞം എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് ഇവിടെയുള്ള നിരവധി സഹപ്രവര്‍ത്തകര്‍ നമ്മളുമായി പങ്കുവെച്ച അനുഭവങ്ങള്‍ കാണിക്കുന്നു. കരകവിഞ്ഞൊഴുകുന്ന നദികള്‍ കടന്ന് സുരക്ഷിതമായ പ്രതിരോധ കുത്തിവയ്പ്പുകളുമായി വിദൂരസ്ഥലങ്ങളില്‍പ്പോലും എത്തിച്ചേരാന്‍ കടമയെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തോടുള്ള താല്‍പര്യവും ധൈര്യവും ആവശ്യമാണ്. നിങ്ങളൊക്കെ നിര്‍ത്താതെ വിശ്രമമില്ലാതെ മനുഷ്യത്വത്തോടെ സേവിക്കുകയാണ്. നിങ്ങളുടെ സേവനം എപ്പോഴും ഓര്‍മ്മിക്കപ്പെടും. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് ആശയത്തിന് എത്രയോ മികച്ച ഫലം ലഭിക്കുമെന്ന് ഗോവയിലെ ഗവണ്‍മെന്റും പൗരന്മാരും കൊറോണ യോദ്ധാക്കളും മുന്‍നിര പ്രവര്‍ത്തകരും തെളിയിച്ചിട്ടുണ്ട്. സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഏകോപനം ശരിക്കും പ്രശംസനീയമാണ്. പ്രമോദ് ജിക്കും താങ്ങളുടെ ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്റെ വിദൂര ഭാഗങ്ങളില്‍, എല്ലാ സബ് ഡിവിഷനുകളിലും, വേഗത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ഒരു മികച്ച തെളിവാണ്. വേഗം കുറയ്ക്കാന്‍ ഗോവ അനുവദിക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മള്‍ സംസാരിക്കുന്ന ഈ സമയത്ത് പോലും, രണ്ടാമത്തെ ഡോസിനായി സംസ്ഥാനത്ത് 'ടിക്ക' ഉത്സവം നടക്കുന്നു. അത്തരം ആത്മാര്‍ത്ഥമായ പരിശ്രമങ്ങളിലൂടെയാണ് സമ്പൂര്‍ണ്ണ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഗോവ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറാന്‍ ഒരുങ്ങുന്നത്. ഗോവന്‍ ജനതയ്ക്ക് മാത്രമല്ല, പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്കും തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു എന്നതു ശ്രദ്ധേയമാണ്. ഇന്നലെ ഓരോ മണിക്കൂറിലും 15 ലക്ഷത്തിലധികം വാക്‌സിനേഷനുകളും ഓരോ മിനിറ്റിലും 26,000 ലധികം വാക്‌സിനേഷനുകളും ഓരോ സെക്കന്‍ഡിലും 425ല്‍ അധികം ആളുകള്‍ക്ക് വാക്‌സിനുകളും ലഭിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സ്വന്തം വാക്‌സിനുകളും പ്രതിരോധ കുത്തിവയ്പ്പിനുള്ള ഇത്രയും വലിയ ശൃംഖലയും വിദഗ്ദ്ധമായ മനുഷ്യശക്തിയും ഇന്ത്യയുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നു. ഇന്നലത്തെ നേട്ടം വെറും സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല, ഇന്ത്യയ്ക്ക് ഉള്ള കഴിവുകള്‍ ലോകം തിരിച്ചറിയാന്‍ പോകുന്നു. അതിനാല്‍, അതിന്റെ മഹത്വവല്‍ക്കരണം ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഇന്ന് ഉള്ളില്‍ തോന്നുന്നതു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധി ജന്മദിനങ്ങള്‍ വന്നുപോയി, പക്ഷേ ഞാന്‍ എപ്പോഴും ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ ഈ പ്രായത്തില്‍, ഇന്നലെ എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായിരുന്നു. ജന്മദിനം ആഘോഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആളുകള്‍ വ്യത്യസ്ത രീതികളില്‍ ആഘോഷിക്കുന്നു. ആഘോഷങ്ങളില്‍ തെറ്റുകാണുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല. എന്നാല്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ കാരണം ഇന്നലെ എനിക്ക് വളരെ പ്രത്യേക ദിവസമായി മാറി. ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം ആരോഗ്യത്തിന് ഒരു സംരക്ഷണ കവചം മാത്രമല്ല, ഉപജീവനത്തിനുള്ള ഒരു കവചം കൂടിയാണ്. ആദ്യ ഡോസിന്റെ കാര്യത്തില്‍ ഹിമാചല്‍ 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി, അതുപോലെ തന്നെ ഗോവ, ചണ്ഡീഗഢ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അര്‍ഹരായ എല്ലാവര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ആദ്യ ഡോസിനെ സംബന്ധിച്ചിടത്തോളം സിക്കിമും വളരെ വേഗം 100% ആകും. ആന്‍ഡമാന്‍ നിക്കോബാര്‍, കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ്, ദാദ്ര, നഗര്‍ ഹവേലി എന്നിവയും ഈ നേട്ടത്തില്‍ നിന്ന് അകലെയല്ല. ഇത് ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യ അതിന്റെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ വളരെയധികം മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇത് രാഷ്ട്രീയമാകുമെന്നതിനാല്‍ തുടക്കത്തില്‍ ഇതു പറഞ്ഞില്ല എന്നേ ഉള്ളൂ. എന്നാല്‍ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എത്രയും വേഗം തുറക്കേണ്ടത് വളരെ പ്രധാനമായിരുന്നു. ഇപ്പോള്‍ ഉത്തരാഖണ്ഡിലും ചാര്‍-ധാം യാത്ര സാധ്യമാകും. ഈ ശ്രമങ്ങള്‍ക്കിടയില്‍, ഗോവയില്‍ 100% വാക്‌സിനേഷന്‍ വളരെ പ്രത്യേകതയുള്ളതായി മാറുന്നു. വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഗോവയ്ക്ക് പ്രധാന പങ്കുണ്ട്. ഹോട്ടല്‍ വ്യവസായത്തിലെ ആളുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, കടയുടമകള്‍ തുടങ്ങി എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെങ്കില്‍, വിനോദസഞ്ചാരികള്‍ സുരക്ഷിതത്വബോധത്തോടെ ഇവിടെയെത്തും. വാക്സിനിലെ സംരക്ഷണ കവചം ലഭിച്ച ലോകത്തിലെ ചുരുക്കം ചില അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഗോവ ഉള്‍പ്പെട്ടിരിക്കുന്നു. മുമ്പത്തെപ്പോലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അടുത്ത വിനോദസഞ്ചാര സീസണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകമെമ്പാടും നിന്നും സഞ്ചാരികള്‍ ഇവിടെ വന്ന് ആസ്വദിക്കണമെന്നും നാം ആഗ്രഹിക്കുന്നു. കൊറോണയുമായി ബന്ധപ്പെട്ട മുന്‍കരുതലുകളില്‍ നമ്മള്‍ വാക്‌സിനേഷന്‍ നല്‍കുന്നത്ര ശ്രദ്ധിക്കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ. അണുബാധ കുറഞ്ഞു, പക്ഷേ ഇപ്പോഴും നമ്മള്‍ ഈ വൈറസിനെ നിസ്സാരമായി കാണേണ്ടതില്ല. സുരക്ഷയിലും ശുചിത്വത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തും. സമീപകാലത്ത്, വിദേശ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്ന 5 ലക്ഷം വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാന്‍ തീരുമാനിച്ചു. യാത്ര, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 100% ഗവണ്‍മെന്റ് ഗ്യാരണ്ടിയോടെ 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പയും നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിന് സഹായിക്കുന്ന ഓരോ ചുവടും മുന്നോട്ട് വയ്ക്കാനും കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഗോവയുടെ വിനോദസഞ്ചാര മേഖലയെ ആകര്‍ഷകമാക്കുന്നതിനും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതിനുമായി അടിസ്ഥാന സൗകര്യത്തിന് ഇരട്ട എന്‍ജിനോടുകൂടിയ ഗവണ്‍മെന്റിന്റെ ഇരട്ടി കരുത്തു ലഭിക്കുന്നു. ഗോവയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു, പ്രത്യേകിച്ച് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളില്‍. മോപ്പയില്‍ നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും. ഈ വിമാനത്താവളത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിന് ഏകദേശം 12,000 കോടി രൂപ ചെലവില്‍ ആറുവരിയുള്ള ആധുനിക ഹൈവേ നിര്‍മ്മിക്കുന്നു. ആയിരക്കണക്കിന് കോടി രൂപ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗോവയില്‍ ദേശീയപാതകളുടെ നിര്‍മ്മാണത്തില്‍ മാത്രം നിക്ഷേപിച്ചിട്ടുണ്ട്. ഉത്തര ഗോവയെ ദക്ഷിണ ഗോവയുമായി ബന്ധിപ്പിക്കുന്ന 'സുവാരി ബ്രിഡ്ജ്' ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്നതും ഏറെ സന്തോഷകരമാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഈ പാലം പനജിയെ മാര്‍ഗാവോയുമായി ബന്ധിപ്പിക്കുന്നു. ഗോവ വിമോചന യുദ്ധത്തിന്റെ അതുല്യമായ കഥയ്ക്ക് സാക്ഷിയായ അഗുവാഡ കോട്ട ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. മനോഹര്‍ പരീക്കര്‍ ജി അവശേഷിപ്പിച്ച ഗോവയുടെ വികസനത്തിന്റെ പാരമ്പര്യം എന്റെ സുഹൃത്ത് ഡോ. പ്രമോദ് ജിയും സംഘവും പൂര്‍ണ്ണ സമര്‍പ്പണത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ കാലഘട്ടത്തില്‍ രാജ്യം സ്വാശ്രയത്വത്തിന്റെ പുതിയ തീരുമാനവുമായി മുന്നോട്ട് പോകുമ്പോള്‍, ഗോവ സ്വയംപൂര്‍ണ ഗോവയുടെ പ്രതിജ്ഞയും ഏറ്റെടുത്തു. ആത്മനിര്‍ഭര്‍ ഭാരത് സ്വയംപൂര്‍ണ ഗോവയുടെ ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഗോവയില്‍ 50 ലധികം ഘടകങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഗോവ പുലര്‍ത്തുന്ന ഗൗരവം വെളിപ്പെടുത്തുന്നതാണ് ഇത്. ഇന്ന് ഗോവ കോവിഡ് വാക്‌സിനേഷനില്‍ മാത്രമല്ല, വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളില്‍ ഒന്നാണ്. ഗോവയിലെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും പൂര്‍ണ്ണമായും തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്തതായി മാറുകയാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് തൃപ്തികരമായ ജോലികളും ഗോവയില്‍ നടക്കുന്നുണ്ട്. രാജ്യത്ത് 100% വൈദ്യുതീകരണം നടത്തിയ ഏക സംസ്ഥാനമാണ് ഗോവ. എല്ലാ വീടുകളിലേക്കും ടാപ്പ് വെള്ളം എത്തിക്കുന്നതില്‍ ഗോവ അത്ഭുതം സൃഷ്ടിച്ചു. ഗ്രാമീണ ഗോവയിലെ ഓരോ വീട്ടിലും ടാപ്പ് വെള്ളം നല്‍കുന്നതിനുള്ള ശ്രമം പ്രശംസനീയമാണ്. ജല്‍ ജീവന്‍ മിഷന്റെ കീഴില്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രാജ്യം ഏകദേശം 5 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് ജല സൗകര്യമെത്തിച്ചിട്ടുണ്ട്. ഗോവ ഈ പ്രചാരണം മുന്നോട്ട് കൊണ്ടുപോയ രീതി നല്ല ഭരണം ജീവിതം സുഗമമാക്കല്‍' എന്നീ കാര്യങ്ങളില്‍ ഗോവ ഗവണ്‍മെന്റിനുള്ള മുന്‍ഗണന വ്യക്തമാക്കുന്നു. കൊറോണ കാലത്തും നല്ല ഭരണത്തോടുള്ള ഈ പ്രതിബദ്ധത ഗോവ ഗവണ്‍മെന്റ് പ്രകടമാക്കിയിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും, കേന്ദ്ര ഗവണ്‍മെന്റ് അയച്ച എല്ലാ സഹായവും ഗോവ ടീം ഒരു ഗുണഭോക്താവിനും ഒരു വിവേചനവുമില്ലാതെ എത്തിച്ചിട്ടുണ്ട്. പാവപ്പെട്ടവരെയും കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും സഹായിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തിയില്ല. ഗോവയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസങ്ങളോളം സൗജന്യ റേഷന്‍ എത്തിക്കുന്നു. ഗോവയിലെ പല സഹോദരിമാരും ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ സഹായമായി കണ്ടു. പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് ഗോവയിലെ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ട്. കൊറോണ കാലഘട്ടത്തില്‍ പോലും, ഇവിടെയുള്ള ചെറുകിട കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ദൗത്യ മാതൃകയില്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഗോവയിലെ ധാരാളം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആദ്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സൗകര്യം ലഭിച്ചു. പ്രധാനമന്ത്രി സ്വനിധി യോജന പ്രകാരം തെരുവ് കച്ചവടക്കാര്‍ക്ക് ഗോവയില്‍ വായ്പ നല്‍കുന്നു. ഈ ശ്രമങ്ങളെല്ലാം പ്രളയ സമയത്തും ഗോവയിലെ ജനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. പരിധിയില്ലാത്ത സാധ്യതകളുടെ നാടാണ് ഗോവ. ഗോവ ഒരു സംസ്ഥാനം മാത്രമല്ല, ബ്രാന്‍ഡ് ഇന്ത്യയുടെ ശക്തമായ വ്യക്തിത്വം കൂടിയാണ്. ഗോവയുടെ ഈ പങ്ക് വിപുലീകരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇന്ന് ഗോവയില്‍ നടക്കുന്ന നല്ല ജോലികളുടെ തുടര്‍ച്ച വളരെ ആവശ്യമാണ്. വളരെക്കാലത്തിനുശേഷം ഗോവയ്ക്ക് രാഷ്ട്രീയ സ്ഥിരതയുടെയും നല്ല ഭരണത്തിന്റെയും പ്രയോജനങ്ങള്‍ ലഭിക്കുന്നു. ഗോവയിലെ ജനങ്ങള്‍ അതേ മനോനിലയില്‍ തുടരട്ടെ എന്ന ആശംസയോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വീണ്ടും നിരവധി അഭിനന്ദനങ്ങള്‍! പ്രമോദ് ജിക്കും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ കോർണർ 2021 നവംബർ 28 “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് 'നീളെ നീളെ' നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു കുമിൾ പറയുന്നതും അതുതന്നെ ജീവിതത്തിൽ റീടേക്കുകൾ ഇല്ല അനന്തുവിന്റെയും ആരതിയുടെയും പ്രണയം 'എഴുതാത്ത കവിത'പോലെ മനോഹരം മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ബാലവാരികകളാണിവ. എല്ലാവരും ഇവ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. 1972ലാണ് ആദ്യമായിപുറത്തുവരുന്നത്. ബാലഭൂമി 1996ലും മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ബാലവാരികകളാണിവ. എല്ലാവരും ഇവ വായിച്ചിട്ടുണ്ടാവും എന്ന് കരുതുന്നു. 1972ലാണ് ആദ്യമായിപുറത്തുവരുന്നത്. ബാലഭൂമി 1996ലും. പൂമ്പാറ്റയാണ് ഇത്തരത്തിൽ ആദ്യകാലത്തു പ്രസിദ്ധി നേടിയ ബാലപ്രസിദ്ധീകരണം. അതിന്റെ ചുവടുപിടിച്ച് ഒരുപാടു മാസികകൾ വരുകയും എന്നാൽ മിക്കതും ഒടുവിൽ വീഴുകയുമായിരുന്നു. ബാലമംഗളം തന്നെ അതിനു ഏറ്റവും മികച്ച ഉദാഹരണം. ഒറിജിനൽ സൃഷ്ടികൾ ഉണ്ടാവുകയും അവ വായനക്കാർ ഏറ്റെടുക്കുകയും ഇത്തരം പുസ്തകങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമാണ്. അങ്ങനെയില്ലാത്ത സാഹചര്യങ്ങളിൽ പ്രസിദ്ധമായ കഥകൾ – പ്രത്യേകിച്ചും അന്യഭാഷയിലുള്ളത്- ഇങ്ങോട്ടു ഇറക്കുമതി ചെയ്യേണ്ടിവരും. ബാലരമ മാർക്കറ്റ് ലീഡ് തുടങ്ങിയ കാലം മുതൽ തന്നെ അമർചിത്രകഥയുമായി കൈകോർത്തിട്ടുണ്ട്. അവർ ഹിന്ദിയിലും ഇംഗ്ലീഷിലും നല്ലൊരു മാതൃക അപ്പോഴേക്കും സൃഷ്ടിച്ചിരുന്നു. അതുപോലെ തന്നെ ടിങ്കിൽ കോമിക്‌സും ബാലരമയും തമ്മിലും കഥകൾ കൈമാറിയിരുന്നു. ശിക്കാരി ശംഭു, കപീഷ്, ശുപ്പാണ്ടി, കാലിയ, മന്ത്രിയുടെ തന്ത്രങ്ങൾ, ശക്തിമാൻ, മഹാഭാരതം തുടങ്ങി ഒടുക്കം ഛോട്ടാ ഭീം വരെയുള്ള സ്വദേശീയ ഇംഗ്ലീഷ്-ഹിന്ദി കാർട്ടൂണുകൾ ബാലരമയിൽ വന്നു. രസകരമായ ഒരോർമ്മ ബാലഭൂമിയുടെ ഒരു പരസ്യത്തിൽ ‘തങ്ങളുടെ മികവിന് കാരണം അന്യഭാഷാ കഥകൾ കടം കൊള്ളാതെ സ്വന്തമായി ഉണ്ടാക്കുന്നതാണ്’ എന്ന് പറഞ്ഞിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ബാലരമ ടിങ്കിലുമായുള്ള കരാർ നിർത്തിയപ്പോൾ, ശിക്കാരി ശംഭുവിനെയും കാലിയയെയുമൊക്കെ ബാലഭൂമി ഏറ്റെടുത്തു എന്നത് ഭീകരമായ ഒരു വൈരുധ്യവും. അമേരിക്കൻ കാർട്ടൂണുകളും ഈ വാരികകളിൽ സ്ഥിരമാണ്. Henry മലയാളത്തിൽ ആദ്യം കുട്ടപ്പനായും പിന്നീട് ബാലരമയിൽ പപ്പൂസായും വന്നു. സ്പൈഡർമാനും ഫാന്റവും മാൻഡ്രേക്കും ഡിസ്‌നി രാജകുമാരിമാരും ഒക്കെ ബാലരമയിൽ വന്നും പോയുമിരുന്നു. അവസാനം വന്നവർ മിക്കിമൗസും ഡോറയുമാണ്. കഴിഞ്ഞകുറച്ചുവർഷങ്ങളായി ബാലഭൂമിയിലും സോണി-മാർവെൽ സൂപ്പർ ഹീറോകൾ പ്രത്യക്ഷപ്പെടാറുണ്ട്. പൊതുവെ ചെറിയ തമാശകളുമായി നാലോ അഞ്ചോ പേജിൽ തീരുന്ന stand-alone-episodes ആണ് ബാലരമയിലെ ഒറിജിനൽ കണ്ടന്റുകളായ മായാവിയും, സൂത്രനും, അക്കു ഇക്കു എന്നിവയെല്ലാം. ഏറ്റവും പുതുതായി വന്ന ശിക്കാരി ശങ്കു, ഡിഷ്‌കു എന്നിവരും വന്നും പോയും ഇരിക്കുന്ന ജമ്പനും തുമ്പനും(മിക്കവാറും) ഒക്കെ ഇതേ രീതിയാണ് തുടരുന്നത്. പുനർവായനക്ക് ഇത് വളരെ നല്ലതായതിനാൽ പഴയ ആരാധകർക്ക് ഇത് അനുഗ്രഹമാണ്. സിൻഡിക്കേറ്റ് ചെയ്ത തുടർകഥകൾ ഉണ്ടായിരുന്നെങ്കിലും ഒറിജിനൽ ആയി വന്ന വേണുവിന്റെ തലമാറട്ടെ, പുലിവാല് എന്നിവയൊക്കെ അല്പം മുതിർന്നവരെ ഉദ്ദേശിച്ചായതിനാൽ മറ്റുള്ളവയുടെ സ്വീകാര്യത സ്വന്തമാക്കിയില്ല. അതേസമയം കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങി ഏറ്റവും പുതിയ രാജാകേശവദാസ് വരെയുള്ള ചരിത്ര ചിത്രകഥകൾ വളരെ മികച്ചതായിരുന്നു. ധാരാളം മിത്തുകളും തുടർകഥയായി വന്നെങ്കിലും നാലോ അഞ്ചോ ലക്കങ്ങളായിരുന്നു അതേസമയം ബാലഭൂമിയുടെ കാര്യത്തിൽ stand-alone കഥകളേക്കാൾ മികച്ചത് പലപ്പോഴും സീരീസുകളായിരുന്നു. ബാലരമയിൽ നിന്നും വിഭിന്നമായി തമാശയോടൊപ്പം ത്രില്ലിങ്ങുമായ ഒറിജിനൽ കഥകൾ ബാലഭൂമിയിൽ ഉണ്ടായി. എടുത്തു പറയേണ്ടത് ഇ-മാൻ, സൂപ്പർഗുലാൻ, ജിംബാലു എന്നിവയാണ്. മല്ലനുണ്ണിയും വില്ലനുണ്ണിയും വർഷങ്ങളോളം ഒരേ കഥ തുടർന്നതൊക്കെ ശരിക്കും വലിയ നേട്ടം തന്നെയാണ്. അറബിക്കഥകൾ പലതും പത്തിലേറെ ലക്കങ്ങൾ നീളുന്ന തുടർകഥകളായി മായാജാലക്കഥകൾ എന്ന പംക്തിയിൽ അവതരിപ്പിച്ചിരുന്നു. ബാലഭൂമിയുടെ stand-alone കോമിക്കുകൾ എന്നാൽ ബാലരമയുടെ മികവോ പ്രശസ്തിയോ എത്തിയില്ല. വിദേശത്തുനിന്നും മറ്റുമുള്ള കോപ്പിയടികൾ തൽക്കാലം ഒഴിവാക്കാം. പരസ്പരമുള്ളതും മലയാളത്തിലെ തന്നെ മറ്റു രചനകളിൽ നിന്നുള്ളതും നോക്കാം. മലയാളത്തിലെ ഏറ്റവും പഴക്കമേറിയതും പ്രചാരമുള്ളതുമായ കോമിക് ആണ് മായാവി. അതിനെ അതേ പോലെ അടിച്ചുമാറ്റിയാണ് മാജിക് മാലു വരുന്നത്. ഒന്ന് നോക്കൂ… രാജുവും രാധയും – ഗോപുവും മീനുവും വിക്രമനും മുത്തുവും – ദൊപ്പുവും ചൊക്രുവും ലൊട്ടുലൊടുക്കും ഗുലുഗുലുമാലും – ഇണ്ടാലുവും ഉണ്ടാലുവും ഇതിൽ കൂടുതൽ പറയാനൊന്നുമില്ല. എങ്കിലും പണ്ട് LP സ്‌കൂളിൽ വെച്ച് ഇതിന്റെ പേരിൽ വഴക്കുണ്ടാക്കിയത് ഇത്തരുണത്തിൽ അനുസ്മരിക്കുന്നു. അതുപോലെ തന്നെ മറ്റൊന്നാണ് മീശമാർജാരനും സൂത്രനും. ബുദ്ധിമാനെന്നു സ്വയം കരുതുന്ന ഒരു ചെറുജീവിയും (കുറുക്കൻ, പൂച്ച) അയാളുടെ സുഹൃത്തും സന്തതസഹചാരിയും പറഞ്ഞാൽ പറഞ്ഞതുപോലെ കേൾക്കുന്ന സർവോപരി മരമണ്ടനുമായ ശക്തനായ മൃഗവും കടുവ, നായ എന്നാൽ പുതിയ കഥാപാത്രങ്ങൾ, രചനാശൈലി, പശ്ചാത്തലം എന്നിവ കൊണ്ട് വളരെ വ്യത്യസ്തമാണ് മീശയുടെയും എലുമ്പന്റെയും കഥയും സൂത്രന്റെയും ഷേരുവിന്റെയും കഥയും. സൂത്രന്റെ ഛായയുള്ള മറ്റൊരു ചിത്രകഥയാണ് വിക്രു (later വിക്രുവും ദുർബലനും എന്നാൽ സൂത്രന്റെ spin-off ആയി അക്കു ഇക്കു വന്നപ്പോൾ കാഴ്ചക്ക് വിക്രുവിനോട് സാമ്യം തോന്നിയത് യാദൃശ്ചികമാണോ സൂത്രന്റെ രണ്ടാമത്തെ spin-off ആയ കരിനാക്കൻ one-page ആയി ഇപ്പോൾ വരുന്നുണ്ട്. കാട്ടുമുത്തപ്പൻ, അജഗജൻ, മൂങ്ങാവൈദ്യർ, കടിയൻ സിംഹവും മോനും എന്നിവയൊക്കെ stand-alone ആയി വരാൻ തക്ക സാധ്യതയുള്ള വിധം വികസിച്ച കഥാപാത്രങ്ങളാണ്. അവയും എപ്പോഴെങ്കിലും കഥകളായി വരും എന്ന് പ്രതീക്ഷിക്കാം. ഇന്നുവരെ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കോമിക്കായി ഞാൻ കരുതുന്നത് സൂത്രനാണ്. അതിനുശേഷമേ എന്റെ കണക്കിൽ ബോബനും മോളിയും പോലുമുള്ളു. ബാലരമയിൽ ‘കപീഷിനെ പോലെ മറ്റൊരു സൂപ്പർഹീറോ കുരങ്ങനെ’ അവതരിപ്പിച്ചതാണ് കലൂപി. കാലിയയും ബാലമംഗളത്തിലെ ഡിങ്കനും ഇതിൽ വല്ലാതെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്. ടിന്റുമോൻ കേരളത്തിൽ തരംഗമാവുന്നതിനു മുൻപ് തന്നെ കുഞ്ചൂസ് ബാലഭൂമിയിൽ തിളങ്ങിയിരുന്നു. മിണ്ടാനാവാത്ത കടം കൊണ്ട കഥ പപ്പൂസ് വേറെ ഒരു റൂട്ട് ആയിരുന്നു. ടിന്റുമോനെ സ്വന്തമാക്കാൻ ബാലരമയും ബാലഭൂമിയും നടത്തിയ ശ്രമങ്ങളിൽ ബാലഭൂമിയാണ് ജയിച്ചത്. എന്നാൽ പഴയ ടിന്റുമോനായ കുഞ്ചൂസ് പക്ഷേ പതിയെ രംഗം വിടേണ്ടിവന്നത് വായനക്കാർക്ക് അത്ര രസിച്ചു എന്ന് തോന്നുന്നില്ല. ബാലരമ ഡുണ്ടുമോനെയും അവതരിപ്പിച്ചു. സൈലന്റ് വാലൻ എന്ന പ്രസിദ്ധമായ one-page ബാലഭൂമിയുടെ ഒരു ശക്തമായ ബ്രാൻഡ് ആണ്. ഇതിനു തുല്യമായി മൃഗാധിപത്യം വന്നാൽ എന്ന ബാലരമയുടെ അവസാനത്തെ പേജുമുണ്ട്. എന്നാൽ പലപ്പോഴും എതിരാളികളുടെ ആശയമാണ് മികച്ചത് എന്ന് തോന്നി അതിന്റെ കോപ്പികളും ചിലപ്പോൾ അവസാന പേജിൽ വന്നിട്ടുണ്ട്. ബാലഭൂമിയിലെ ജിറാഫുഞ്ചി ഇതിന്റെ രണ്ടിന്റെയും മിശ്രണമാണ്. അതുപോലെ നിശ്ശബ്ദമായ ബാലരമ പംക്തിയാണ് ‘ക്ളൈമാക്സ്’. മൃഗാധിപത്യം വന്നാൽ ബാലരമ തന്നെ പുതുക്കി (in addition to original) ജംഗിൾ രാജ് എന്ന ചിത്രകഥയുമിറക്കി. ബാലരമ തങ്ങളുടെ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയിണക്കി മൾട്ടി സ്റ്റാർ മുഴുനീള ചിത്രകഥയായ ട്വന്റി-20 പലവട്ടം പ്രസിദ്ധീകരിച്ചിരുന്നു. ഇതേപോലെ ബാലഭൂമിയും ചില ശ്രമങ്ങൾ നടത്തി. കഥാപാത്രങ്ങൾ ടീമായി തിരിഞ്ഞു ക്രിക്കറ്റ് കളിക്കുന്ന ഒരു നീണ്ടകഥയാണ് അതിലൊന്ന്. extra മൃഗങ്ങളുടെ ലോകത്തെ വാർത്താപത്രമായി നടുവിലെ രണ്ടു പേജിനെ മാറ്റുന്നത് ബാലരമയും ബാലഭൂമിയും പലവട്ടം പലപേരിൽ പരീക്ഷിച്ചതാണ്. ഇംഗ്ലീഷിലും മലയാളത്തിലും. എന്നാൽ അത് ഏറ്റവും നന്നായി ആദ്യമേ തന്നെ ചെയ്തത് ബാലമംഗളത്തിൽ ജംഗിൾ ടൈംസ് എന്ന പേരിലാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ introduce ചെയ്യപ്പെട്ട കോമിക്സിൽ 2015 സെപ്തംബർ മുതൽ ബാലരമയിലുള്ള “ഡിഷ്‌കു” അപ്പൂപ്പന്റെ ചിത്രകഥയാണ് ഇപ്പോൾ ഉള്ളതിൽ ഏറ്റവും പുതുമയാർന്നതും മികച്ചതും എന്നാണു വ്യക്തിപരമായ അഭിപ്രായം. PhD Thesis on “കലാ സിനിമ കർതൃപദവിയുടെ സാംസ്കാരിക രാഷ്രീയം – അടൂർ ഗോപാലകൃഷ്ണൻ,പി.എ.ബക്കർ എന്നിവരുടെ സിനിമകൾ മുൻനിർത്തിയുള്ള പഠനം” നിനക്കായ് 29 Ninakkayi Part 29 Rachana CK Sajina Previous Parts എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു…. കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു… ഡോക്ടര്‍ പറഞ്ഞത് അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടുതുടര്ന്ന് വായിക്കുക… നിനക്കായ് 29 മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു. പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും മുത്തശ്ശിയുടെ പഴങ്കഥകൾ കേട്ടാണുറക്കം. ചാത്തനും മാടനും മറുതയുടെയും ഒരു നൂറു കഥകളറിയാം മുത്തശ്ശിക്ക് സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തി നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശിയുടെ മടിയിലേക്കവൾ ചാടിക്കേറിയിരുന്നു കൊഞ്ചിത്തുടങ്ങി… മ്മ്… എന്നിട്ട്…? എന്നിട്ട് ബാക്കി പറ മുത്തശ്ശി..തുടര്ന്ന് വായിക്കുക… ഒരു മുത്തശ്ശി കഥ നിനക്കായ് 6 Ninakkayi Part 6 Rachana CK Sajina മനസ്സിലെ നിലാവ് മാഞ്ഞു സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി …… എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ എന്നും അങ്ങനൊരുതുടര്ന്ന് വായിക്കുക… mallu kambi kadha നിനക്കായ് 6 കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പച്ചക്കറിയുടെ അമിത വില കുറയ്ക്കാൻ ഹോർട്ടികോർപ്പിന്റെ ഇടപെടൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം: സ്പുട്‌നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആളത്ര ചില്ലറക്കാരനല്ല;കോവിഡ് ഇതുവരെ കവർന്നെടുത്തത് 52,12,341 ജീവനുകൾ; ഇതിലും ക്രൂരനായ പുതിയ വകഭേദം എത്തുമ്പോൾ ആശങ്കയിലായി ലോകം; അതി തീവ്ര ശേഷിയുള്ള ഒമിക്രോണിനെ പേടിച്ച് അതിർത്തികൾ താഴിട്ടുപൂട്ടി പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ നടിമാർക്ക് നഗ്നപൂജ, മസാജിന് അമേരിക്കൻ നിർമിത വൈബ്രേറ്റർ; എല്ലാം ഒളികാമറയിൽ പകർത്തി; കുടുങ്ങിയത് മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായിക; മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളൊരുക്കിയ സംവിധായകൻ്റെ മകളും കുടുങ്ങി; താരപുത്രിയെ ദുരുപയോഗം ചെയ്തത് നഗ്നപൂജയുടെ നാലാം ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് ഒന്നേ ഇരുന്നുള്ളു; അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്; മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി നാളെ വ്യാഴം മാറുന്നു; ചില രാശിക്കാരുടെ ജീവിതവും മേടം, കർക്കടകം ഉൾപ്പെടെയുള്ള 4 രാശിക്കാരുടെ ആരോഗ്യം വഷളായേക്കാം;ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം… സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാനിസ്ഥാൻകാരൻ്റെ നുഴഞ്ഞുകയറ്റം; വില്ലിങ്ടൺ ഐലൻ്റിലൂടെ അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹം സംബന്ധിച്ച അന്വേഷണം തുണയായി 2 മലയാളികൾ ഉൾപ്പെടെ 6 പ്രതികൾക്കു ദമാം ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍ കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ അട്ടപ്പാടിക്ക് നൽകി.എന്നാൽ ശിശു മരണം ഇന്നും തുടരുന്നു;സോഷ്യൽ ഓഡിറ്റിംഗിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ കേന്ദ്രം നൽകിയ തുക മുഴുവൻ പിണറായി കട്ടുമുടിച്ചു; ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നോക്കുകൂലി; പരാതി ലഭിച്ചാല്‍ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തണം; സംസ്‌ഥാന പോലീസ്‌ മേധാവിയുടെ ഉത്തരവ്‌ കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പണിതീർന്ന ക്ലാസ് മുറിയാകട്ടെ, കെട്ടിടനിർമാണത്തിന് ചുമതലപ്പെട്ട സ്ഥാപനത്തിന്റെ സൈറ്റ് ഓഫീസും തൊഴിലാളികളുടെ താമസസ്ഥലവും ഗോഡൗണുമൊക്കെയായി തുടരുകയാണെന്ന് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് പറഞ്ഞു. മൂന്നുവർഷമായിട്ടും സ്കൂൾവളപ്പ് സ്കൂളിന്റെ പ്രവർത്തനത്തിന് സജ്ജമാക്കിയിട്ടില്ല. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോട കുട്ടികളെ കാരപറമ്പ് ഹൈസ്കൂളിലേക്ക് മാറ്റിയെന്നാണ് അറിയുന്നതെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി. സ്കൂൾ പണി പൂർത്തിയാക്കുന്നതിന് പകരം ഇവിടെ കെട്ടിടനിർമാണത്തൊഴിലാളികളുടെയും ഈ സ്ഥാപനത്തിന്റെയും വാഹനങ്ങൾ സൂക്ഷിക്കാനും മറ്റു നിർമാണസ്ഥലങ്ങളിലേക്കുള്ള അസംസ്കൃതവസ്തുക്കളും പണിയായുധങ്ങളും എത്തിക്കാനുമുള്ള സ്ഥലമാക്കിമാറ്റിയിരിക്കുകയാണ്. ഗ്യാസ് സിലിൻഡറുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒരുവിധത്തിലും സുരക്ഷിതമല്ലാത്തരീതിയിലാണ് നിലവിൽ സ്കൂൾമൈതാനവും ക്ലാസ്മുറികളുമുള്ളത്. ഏതുസമയത്തും ഇടതടവില്ലാതെ വാഹനങ്ങൾപോകുന്ന പ്രധാന ബൈപ്പാസ് റോഡും ഈ സ്കൂളിന്റെ പ്രവേശനകവാടത്തിന് മുന്നിലുണ്ട്. സുരക്ഷിതമായ മതിലും കവാടവുമില്ല. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടില്ല. നാല് ക്ലാസ്മുറികളും ഒരു മൾട്ടിമീഡിയ ക്ലാസ്മുറിയും പ്രധാനാധ്യാപകനുള്ള ഓഫീസ് മുറിയും മറ്റ് അധ്യാപകർക്കുള്ള മുറിയും ഉൾപ്പെടെ ഏഴുമുറികളുള്ള കെട്ടിടം പണിയാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ, ഇപ്പോൾ പണി തീർന്നത് മൂന്നുമുറികൾ മാത്രമാണ്. അധ്യാപകർക്കുള്ള മുറി, മൾട്ടിമീഡിയ ക്ലാസ് മുറി, ഒരു സാധാരണ ക്ലാസ് മുറി എന്നിവയാണ് പൂർത്തിയായത്. ഇതാണ് കമ്പനിയുടെ ഓഫീസാക്കി മാറ്റിയത്. കെട്ടിടനിർമാണത്തിന് ഇതുവരെയായി പൊതുമരാമത്തുവകുപ്പ് 39,02,657 ലക്ഷം രൂപയും കോർപ്പറേഷൻ 49,63,393 രൂപയും ചെലവഴിച്ചു. മൊത്തം 88,66,050 രൂപ ചെലവഴിച്ചിട്ടും കെട്ടിടംപണി പൂർത്തിയാകാതെ കിടക്കുകയാണ്. ബാത്ത് റൂം നിർമാണവും പ്ലംബിങ്ങുമായി ബന്ധപ്പെട്ട് ആറുലക്ഷം രൂപകൂടി വീണ്ടും കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ട്. Previous articleബ്ലോക്കില്‍പ്പെട്ട് കിടന്ന എന്റെ വണ്ടിയുടെ അപ്പുറത്ത് കീമോവിന് കൊണ്ടുപോകുന്ന രോഗി സഞ്ചരിച്ചിരുന്ന വാഹനം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് പ്രതിഷേധിച്ചതെന്ന് ജോജു ജോര്‍ജ്; മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് Next articleഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിന് അനുമതി നൽകിയ രാജ്യങ്ങളിൽ ഓസ്‌ട്രേലിയയും സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കമുന്നയിച്ച് തമിഴ്നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക് വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ 222ല്‍ 217; ത്രിപുരയില്‍ തൂത്തുവാരി ബിജെപി; 3 സീറ്റിലൊതുങ്ങി സിപിഎം പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കമുന്നയിച്ച് തമിഴ്നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക് ശനിയാഴ്ചകളിൽ ഉൾപ്പെടെ ഡിസംബർ മുതൽ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിൽ; വിൽപ്പന തടഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ കീഴില്ലത്ത് ബൈക്കും സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിയന്ത്രണംവിട്ട ബസ് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ മഴയിൽ കുതിർന്ന കതിർമണികൾ കോട്ടയം ചെങ്ങളം കേളക്കേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിലെ കൊയ്യാറായ നെൽക്കതിർ മഴയെത്തുടർന്ന് വീണ് കിളിർത്ത്ത് കാണിക്കുന്ന കർഷകൻ. മഴയിലൊഴുകി കോട്ടയം നഗരത്തിലെ രാത്രി മഴ കാഴ്ച. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പ്രതീക്ഷയുടെ പൂക്കാലം കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ നോ ഷേവ് നവംബർ ക്യാമ്പയിന് മുന്നോടിയായി പ്രതിനിധികൾ കൊല്ലത്ത് ഒത്തുചേർന്നപ്പോൾ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് മകൻ സുമൻ ബിച്ചു അന്ത്യകർമങ്ങൾ ചെയ്യുന്നു എറണാകുളം ടൗൺ ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻ എം.പി സെബാസ്റ്റ്യൻ പോളിനെ അഭിവാദ്യം ചെയ്യുന്നു നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ മഴയിൽ കുതിർന്ന കതിർമണികൾ കോട്ടയം ചെങ്ങളം കേളക്കേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിലെ കൊയ്യാറായ നെൽക്കതിർ മഴയെത്തുടർന്ന് വീണ് കിളിർത്ത്ത് കാണിക്കുന്ന കർഷകൻ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് നിയമവിരുദ്ധമായി ശൈശവ വിവാഹം നടക്കുകയും ആയത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന പ്രവണത കണ്ടു വരുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ ഈ സാമൂഹ്യ വിപത്ത് പൂര്‍ണ്ണമായി തടയാന്‍ സാധിക്കുകയുള്ളൂ. ആയതിനായി പൊന്‍വാക്ക് എന്ന പേരില്‍ ശൈശവ വിവാഹം മുന്‍ കൂട്ടി അറിയിക്കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നു. ശൈശവ വിവാഹം മുന്‍കൂട്ടി അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപ ഈ പദ്ധതിയിലൂടെ പാരിതോഷികം നല്‍കുന്നു. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിയ്ക്കുന്ന നിയമം 2005 വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. എല്ലായിടങ്ങളിലും രാമായണമഹാകാവ്യം പാരായണം ചെയ്യപ്പെടുകയാണ്. മലയാളികളുടെ സന്ധ്യകള്‍ ധന്യമായി. മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ വാഗ്‌വൈഭവത്തിലൂടെയാണ് നാം രാമായണം കേട്ട് ധന്യരാകുന്നത്. മഹാമാരി വ്യാപിച്ച ഈ കലി കാലത്തിലും രാമായണത്തിന്റെ പ്രസക്തി ഏറുകയാണ്. വാക്കുകള്‍ തെറ്റായി പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന ഫലവും അതേസമയം ഭാഷാ ശുദ്ധികൊണ്ട് പ്രഥമദൃഷ്ട്യാ തന്നെ യോഗ്യനാണെന്ന അംഗീകാവും ലഭ്യമാകുന്ന രണ്ട് മുഹൂര്‍ത്തങ്ങള്‍ രാമായണത്തിലുണ്ട്. ആദ്യത്തേത് നീചമായ ലക്ഷ്യത്തോടുകൂടി കുംഭകര്‍ണ്ണന്‍ തപസ്സനുഷ്ഠിക്കുന്നതാണ്. തപസ്സിന്റെ അന്ത്യത്തില്‍ ബ്രഹ്മാവ് പ്രത്യക്ഷമാകുന്നു. വരം നല്‍കുന്നതിനുള്ള മുഹൂര്‍ത്തമായി. ‘നിര്‍ദ്ദേവത്വം’ വേണമെന്ന് ഉദ്ദേശിച്ച് വാക്കുച്ചരിച്ചപ്പോള്‍ അത് ‘നിദ്രാവത്വം’ എന്നായിപ്പോയി. ദേവന്മാര്‍ ഇല്ലാതാകണമെന്നാണ് കുംഭകര്‍ണ്ണന്‍ ഉദ്ദേശിച്ചത്. കിട്ടിയതോ സദാ ഉറക്കത്തിനുള്ള വരവും. വാക്കിന്റെ ശക്തി നാം തിരിച്ചറിയണം. പാഴ്‌വാക്ക് പറയരുത്. രാമായണം അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൈകേയിയോടുള്ള ദശരഥന്റെ വാക്കുപാലിക്കുവാനാണ് രാമന്‍ വനവാസം സ്വീകരിച്ചത്. ഭരതകുമാരനോടുള്ള വാക്കുപാലിക്കുവാനായി കൃത്യം പതിന്നാലാമത് വര്‍ഷം തികയുന്ന ദിനത്തില്‍ തന്നെ ശ്രീരാമദേവന്‍ തിരിച്ചെത്തുന്നു. ഉന്നതമായ സ്ഥാനത്തിരിക്കുന്നവര്‍ക്ക് രാമായണം ഗുണപാഠങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. വാനരവംശജനായ ഹനുമാനുപോലും ശ്രേഷ്ഠനാണെന്ന് ശ്രീരാമന്‍ അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ സംഭാഷണശൈലിയിലൂടെയാണ്. ലക്ഷ്മണനോട് പറയുന്നുണ്ട്- ബാല്യത്തില്‍ തന്നെ കൈരളിയുടെ കടാക്ഷം ലഭ്യമാകണമെങ്കില്‍ രാമായണം ചൊല്ലി ശീലിക്കണം. ബുദ്ധിവികാസത്തിന് അനിവാര്യമാണീ കാവ്യമെന്ന് നിസ്സംശയം പറയാം. ‘മരാ’ എന്ന അക്ഷരങ്ങളുടെ ഉൗര്‍ജ്ജപ്രവാഹ കഴിവ് ഇന്നും ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിക്കുകയാണ്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ വിദ്യാഭ്യാസ പദ്ധതി- മുന്നേറ്റത്തിന്റെ പ്രതിദ്ധ്വനി ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ പ്രദർശിപ്പിക്കുക പ്രമാണങ്ങളിൽ നിന്നുള്ള കണ്ണികൾ മറയ്ക്കുക ഡിജിറ്റൽ ചിത്രങ്ങൾ (പ്രമാണത്തിന്റെ കണ്ണി) ‎ (← കണ്ണികൾ) ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളത്രയും നിരവധി പേര്‍ക്ക് പ്രചോദനമായി ജന്‍മസിദ്ധമായ കഴിവുകൊണ്ടാണ് കണ്‍മണി അതിജീവിച്ചത്.ഇരു കൈകളുമില്ലാതെ കാലുകൊണ്ട് എഴുതുകയും വായിക്കുകയും മാത്രമല്ല നന്നായി ചിത്രം വരയ്ക്കുകയും ചെയ്യും ഈ മിടുക്കി.മകളുടെ കഴിവിനെ അംഗീകരിക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുന്ന അമ്മ രേഖയാണ് വേദികളിലും കച്ചേരികളിലും കണ്‍മണിക്ക് കൂട്ട്്.രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ ഇതിനോടകം ആ ശബ്ദം സാന്നിധ്യമറിയിച്ചു.വൈകല്യങ്ങളെ ഓടിത്തോല്‍പിക്കാന്‍ കാലുകള്‍ക്കാവില്ലെങ്കിലും മനസ് കൊണ്ട് എത്രയോ മുന്നിലാണവള്‍. കഴിഞ്ഞനാല് വര്‍ഷവും കലോത്സവത്തിന്റെ കണ്‍മണിയായി അവളുണ്ടായിരുന്നു.അഷ്ടപദിയിലും ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലുമെല്ലാം കഴിവു തെളിയിച്ച മിടുക്കി.11 വര്‍ഷമായി സംഗീതം പഠിക്കുന്നുണ്ടെങ്കിലും കഥകളിസംഗീതത്തില്‍ ഇതാദ്യമാണ് കണ്‍മണി.അതും ആറന്‍മുള സുരേന്ദ്രന്റെ കീഴില്‍ വെറും മൂന്ന് മാസത്തെ പരിശീലനം മാത്രം.കഴിഞ്ഞ വര്‍ഷം അഷ്ടപദിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കണ്‍മണി കണ്ണൂരില്‍ നി്ന്ന് മടങ്ങിയത്.ആലപ്പുഴ ജില്ലയിലെ താമരക്കുളം വി വി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് കണ്‍മണി. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. മറ്റ് ദിക്റുകൾ ചൊല്ലുന്നതിനേക്കാൾ മഹത്വം ഖുർആൻ പാരായണം ചെയ്യുന്നതിനുണ്ടല്ലോ. ബിസ്മി ഒരു പ്രാവശ്യം പാരായണം ചെയ്താൽ 190 നന്മകൾ അള്ളാഹു രേഖപ്പെടുത്തും എന്നാണല്ലോ. ഈ നന്മകൾ ലഭിക്കണമെങ്കിൽ ഖുർആൻ നോക്കി തന്നെ പാരായണം ചെയ്യണം എന്നുണ്ടോ? ഒരാൾ ബിസ്മി മാത്രം ഒഴിവ് സമയങ്ങളിൽ ചൊല്ലിക്കൊണ്ടിരുന്നാൽ ഈ നന്മകൾ ലഭിക്കുമോ? നമുക്ക് മനഃപാഠമുള്ള ചെറിയ ചെറിയ സൂറത്തുകൾ മറ്റു ദിക്റുകൾ പോലെ ഉരുവിട്ടുകൊണ്ടിരുന്നാൽ ഈ പ്രതിഫലം ലഭിക്കുമോ ? മറുപടി നൽകിയത് മുബാറക് ഹുദവി അങ്ങാടിപ്പുറം. അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് ഓരോ ഹര്‍ഫിനും ഒരു ഹസനത്ത് കൂലിയാണെന്നും ഓരോ ഹസനത്തും അതിന്‍റെ പത്തിരട്ടി കണക്കിലാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 19 അക്ഷരങ്ങളുള്ല ബിസ്മി ഓതിയാല്‍ മേല്‍കണക്കനുസരിച്ച് 190 നന്മ ലഭിക്കുന്നതാണ്. ഈ പ്രതിഫലം ലഭിക്കാന്‍ ഖുര്‍ആന്‍ നോക്കി ഓതണമെന്നില്ല. എന്നാല്‍ ഖുര്‍ആന്‍ നോക്കി ഓതല്‍ കൂടുതല്‍ പുണ്യമുള്ള ഇബാദത്താണ്. ബിസ്മി കൂടുതല്‍ പ്രവാശ്യം പാരായണം ചെയ്യുകയോ അറിയുന്ന സൂറത്തുകള്‍ ധാരാളമായി പാരായണം ചെയ്യുമ്പോഴോ എല്ലാം വിശുദ്ധഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുകയാണെന്നതിനാല്‍ ഈ പ്രതിഫലം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ. ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു? ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍ – News18 Malayalam ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍ ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍ മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തലാണെന്ന് വി മുരളീധരന്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദേശത്തെ ഗൗരവകരമായി സംസ്ഥാന സര്‍ക്കാര്‍ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് ഇളവ് നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണെന്ന് മുരളീധരന്‍ പറഞ്ഞു. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണെന്നും ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് അശാസ്ത്രീയ ഇളവുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. അനവസരത്തില്‍ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഇളവുകള്‍ നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. Also Read-ബക്രീദ് നിയന്ത്രണങ്ങള്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മലപ്പുറം ജില്ലാ കലക്ടര്‍ ''ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐഎംഎ ശക്തമായി ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിക്കേണ്ടത്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും പരിഗണിക്കും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. Also Read-'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന് സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശത്തെ ഗൗരവമായി കാണാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണം.കോവിഡ് 19ന്റെ തീവ്രത കുറയാത്ത സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മാത്രം നല്‍കുന്ന ഇളവുകള്‍ മൂന്നാം തരംഗത്തെ ക്ഷണിച്ച് വരുത്തലാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള തദ്ദേശസ്ഥാപനങ്ങളില്‍ പോലും ഒറ്റ ദിവസത്തേക്ക് സര്‍വ്വത്ര ഇളവു നല്‍കുന്നത് തീര്‍ത്തും അശാസ്ത്രീയമാണ്. രാഷ്ട്രീയ-സാമുദായിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയലല്ല മഹാമാരിയെ നേരിടേണ്ടത്.കൂടുതല്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നതാണ് ജനത്തിരക്ക് ഒഴിവാക്കാന്‍ നല്ലതെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനം മൂന്നുദിവസത്തേക്ക് മാത്രം തുറക്കുന്നത് തീക്കളിയാണ്. ഐഎംഎയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ അശാസ്ത്രീയ ഇളവുകള്‍ കേരളസര്‍ക്കാര്‍ പിന്‍വലിക്കണം. ബക്രീദ് പ്രമാണിച്ച് ഇളവു നല്‍കുന്നത് മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തല്‍; ഐഎംഎയുടെ നിര്‍ദേശത്തെ ഗൗരവകരമായി കാണണം; വി മുരളീധരന്‍ ഇനി മദ്യം വാങ്ങുമ്പോൾ പരാതി വേണ്ട; ബ്രാൻഡും വിലയും നോക്കി വാങ്ങാൻ സ്ക്രീൻ വരുന്നു 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം മന്ത്രി കെ രാധാകൃഷ്ണൻ Kerala Rains ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍ Snake disrupts power 11 കെ.വി ലൈനില്‍ പാമ്പ് കയറി; വൈദ്യുതി മുടങ്ങി Jayasoorya 'എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ ചിറാപ്പുഞ്ചി വേദിയിൽ പറഞ്ഞത് മന്ത്രിയോട് ചോദിച്ചിട്ടെന്ന് ജയസൂര്യ നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം Muhammad Riyas ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും ജയസൂര്യക്ക് മന്ത്രിയുടെ മറുപടി Leopard Attack ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി ഇനി മദ്യം വാങ്ങുമ്പോൾ പരാതി വേണ്ട; ബ്രാൻഡും വിലയും നോക്കി വാങ്ങാൻ സ്ക്രീൻ വരുന്നു 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം മന്ത്രി കെ രാധാകൃഷ്ണൻ Marriage Fraud വിവാഹത്തട്ടിപ്പിലൂടെ 11 പേരുടെ പണവും സ്വർണവും കവർന്ന സഹോദരിമാർക്ക് തടവും പിഴയും 'ജീവിതത്തില്‍ സര്‍പ്രൈസ് തരുന്ന സ്വന്തം ചേട്ടനാണ് എനിക്ക് ലാലേട്ടന്‍' ഡിഗ്രിക്ക് പഠിക്കുന്ന കാലംതൊട്ട് തെരുവോരം മുരുകനൊപ്പം സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് വീണ്ടും മുരുകനൊപ്പം ചേര്‍ന്നു. തെരുവില്‍ അലയുന്ന കുറേപ്പേരെ കണ്ടെത്തി. അവരെ കുളിപ്പിച്ചു, ഭക്ഷണവും വസ്ത്രവും നല്‍കി. # വിനു മോഹന്‍, അനു മോഹന്‍/ അജ്മല്‍ പഴേരി കോലക്കുഴല്‍ വിളികേട്ടോ രാധേ..എന്‍ രാധേ കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഒരു പാട്ട്. പാട്ടിനൊപ്പം മലയാളികള്‍ ഒരു നായകനെക്കൂടി ഏറ്റെടുത്തു; വിനു മോഹന്‍. അമ്മയും അമ്മാവനും മുത്തച്ഛനുമെല്ലാം സിനിമാപാരമ്പര്യമുള്ളവര്‍. ജീവിതപങ്കാളി വിദ്യ മോഹനും സിനിമയില്‍ സജീവം. ഇപ്പോള്‍ അനിയന്‍ അനു മോഹന്റെ വേഷങ്ങളും ശ്രദ്ധനേടുന്നു. സച്ചി സംവിധാനംചെയ്ത 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ സി. പി.ഒ. സുജിത്ത് എന്ന കഥാപാത്രത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് അനു മോഹന്‍. ലോക്ഡൗണ്‍ കാലത്ത് വിനു തെരുവില്‍ അലയുന്നവര്‍ക്ക് സാന്ത്വനമേകിയപ്പോള്‍ അനിയന്‍ അനു ചിത്രംവരയ്ക്കാനാണ് സമയം ചെലവഴിച്ചത്. വിനു: മുത്തച്ഛനായിരുന്നു (കൊട്ടാരക്കര ശ്രീധരന്‍ നായര്‍) കുടുംബത്തിലെ ആദ്യ സിനിമാതാരം. പിന്നെ അമ്മാവനും (സായ്കുമാര്‍) അമ്മയും (ശോഭാ മോഹന്‍) സിനിമയിലെത്തി. അച്ഛന് (മോഹന്‍കുമാര്‍) നാടകമായിരുന്നു വലുത്. സ്വന്തമായി ട്രൂപ്പുണ്ടായിരുന്നു. റിഹേഴ്സല്‍ നടക്കുമ്പോള്‍ ഞങ്ങളെയും കൂട്ടും. റിഹേഴ്സലിന് നാടകത്തിലെ ഏതെങ്കിലുമൊരു കഥാപാത്രം വരാതിരുന്നാല്‍ ഞാനായിരിക്കും പകരം അഭിനയിക്കുക. അങ്ങനെയാണ് അഭിനയത്തിന്റെ തുടക്കം. അനു: നേരെ തിരിച്ചായിരുന്നു ഞാന്‍. സ്റ്റേജ് ഫിയര്‍ കാരണം സ്‌കൂളിലെ സ്റ്റേജില്‍പോലും കയറിയിട്ടില്ല. ഒരു സിനിമാകുടുംബത്തില്‍നിന്നുള്ള നീയെന്താ അഭിനയിക്കാത്തതെന്ന് പലരും ചോദിക്കുമായിരുന്നു. ചിത്രംവരയോടായിരുന്നു ഇഷ്ടം. ഒട്ടുംപ്രതീക്ഷിക്കാത്ത സമയത്തായിരുന്നു സിനിമയിലേക്കുള്ള വരവ്. പളനിയിലായിരുന്നു 'ചട്ടമ്പിനാടി'ന്റെ ഷൂട്ടിങ് ലൊക്കേഷന്‍. വീട്ടിലെ എല്ലാവരും അവിടെയാണ്. ആ സമയം ഞാനും ഒരു കസിനും അങ്ങോട്ട് ട്രിപ്പുപോയി. ലൊക്കേഷനിലെത്തുമ്പോള്‍ അവിടെ മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ ആളെ തപ്പുകയായിരുന്നു. ആന്റോ ചേട്ടനുമുണ്ടായിരുന്നു ലൊക്കേഷനില്‍. പെട്ടെന്ന് ആന്റോ ചേട്ടന്‍ പറഞ്ഞു നിന്നെ മമ്മൂക്കയ്ക്ക് കാണണം പേടിച്ചാണ് മമ്മൂക്കയുടെ കാരവനിലേക്ക് പോയത്. അതിനിടെ സംവിധായകന്‍ ഷാഫിയും മറ്റുള്ളവരുംവന്ന് എന്നെ നോക്കി. എനിക്കാണേല്‍ ഒന്നുംമനസ്സിലാവുന്നില്ല. മമ്മൂക്കയോട് സംസാരിച്ച് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആന്റോ ചേട്ടന്‍ വന്നു. നീയാണ് മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിക്കുന്നതെന്ന് പറഞ്ഞു. ഞാന്‍ ആദ്യം സമ്മതിച്ചില്ല. പിന്നെ അച്ഛന്‍ സംസാരിച്ചപ്പോള്‍ ഓക്കെ പറഞ്ഞു. അതായിരുന്നു തുടക്കം. അതിനുശേഷം 'ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയില്‍ പ്രധാനവേഷവും ചെയ്തു. എന്നാല്‍ തീവ്ര'ത്തില്‍ അഭിനയിച്ചതോടെയാണ് സീരിയസായത്. ഇപ്പോള്‍ 'അയ്യപ്പനും കോശിയി'ലെയും കഥാപാത്രത്തോടെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങി. അനു: എല്ലാസിനിമകളും കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയാണ് കാണാറ്. അമ്മയും ചേട്ടനും ചേച്ചിയും എല്ലാവരുമുണ്ടാകും. സിനിമ കണ്ടുകഴിഞ്ഞ് തിരികെ വരുമ്പോള്‍ത്തന്നെ അമ്മ സിനിമയെപ്പറ്റി അഭിപ്രായം പറയും അത് നിനക്ക് കുറച്ചുകൂടെ നന്നായി ചെയ്യാമായിരുന്നു. നീ വീട്ടിലിരുന്ന് ഇതിലും നന്നായി ചെയ്യാറുണ്ടല്ലോ എന്നൊക്കെ അമ്മ പറയും. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അങ്ങനെത്തന്നെ പറയും. അമ്മയ്ക്ക് സിനിമയില്‍ നമ്മളെക്കാള്‍ പരിചയമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം അതുപോലെ കേള്‍ക്കും. അമ്മാവനും അതുപോലെത്തന്നെയാണ്. വിനു: ഭാര്യ വിദ്യയാണ് എന്റെ വലിയ വിമര്‍ശക. അഭിനയത്തെയും കഥാപാത്രത്തെയും അവള്‍ അങ്ങനെ വിമര്‍ശിക്കാറില്ല. എന്നാല്‍, കോസ്റ്റ്യൂമിലോ കളര്‍ കോമ്പിനേഷനിലോ പ്രശ്‌നമുണ്ടെങ്കില്‍ അവള്‍ അത് പറഞ്ഞുതരും. സിനിമയെയും അഭിനയത്തെയും കീറിമുറിച്ച് വിമര്‍ശിക്കില്ല. അതുപോലെ അമ്മാവനും എന്നെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഡബ്ബിങ്ങിലെയും അഭിനയത്തിലെയും പ്രശ്‌നങ്ങളാണ് അമ്മാവന്‍ ചൂണ്ടിക്കാണിക്കുക. അനു: വിനുവേട്ടന്‍ അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട കഥാപാത്രം 'നിവേദ്യ'ത്തിലേതാണ്. ചേട്ടനെ അങ്ങനെ നിഷ്‌കളങ്കനായ അല്ലെങ്കില്‍ നാടന്‍ വേഷങ്ങളില്‍ കാണാനാണ് ആഗ്രഹം. വിനു: തീവ്രം സിനിമയിലെ രാഘവനെയാണ് അനുചെയ്തതില്‍ ഏറ്റവും ഇഷ്ടം. അവന് അങ്ങനെയുള്ള വേഷങ്ങളാണ് കൂടുതല്‍ യോജിച്ചത്. വിനു: 2011-ലായിരുന്നു അച്ഛന്റെ മരണം. അതുവരെ അച്ഛനായിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. അതോടെ മാനസികമായി തകര്‍ന്നു. ബാക്കിയുള്ള കാര്യങ്ങളോടെല്ലാം മടുപ്പായി. 2013-ലായിരുന്നു പൊന്നുവിന്റെ (വിദ്യ മോഹന്‍) വരവ്. പൊന്നുവും സിനിമയില്‍ സജീവമാണ്. മലയാളം, തമിഴ്, കന്നഡ എന്നിവിടങ്ങളില്‍ അഭിനയിച്ചു. വിവാഹസമയം ഞാന്‍ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പക്ഷേ, പൊന്നു എന്നെ മാറ്റിയെടുത്തു. തടിയൊക്കെ കുറപ്പിച്ചു. സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അനു: ഞാന്‍ പ്രേമിച്ചാണ് കല്യാണം കഴിച്ചത്. അച്ഛന്റെ ബന്ധുവായിരുന്നു മഹേശ്വരി. പ്രേമം എവിടെവെച്ച് തുടങ്ങി എന്നുചോദിച്ചാല്‍ അതറിയില്ല. കഴിഞ്ഞവര്‍ഷം കൂട്ടിന് ജെയ്ഡനും വന്നു. അമ്മ ഞങ്ങള്‍ക്കൊപ്പമാണ്. അമ്മയുടെ പിന്തുണയും എല്ലാ കാര്യത്തിനുമുണ്ട്. വിനു: അച്ഛന്റെ നാടകട്രൂപ്പിന് ലൈറ്റും സൗണ്ടും ഓപ്പറേറ്റ് ചെയ്യാന്‍ ഓരോ ആള്‍ വീതമുണ്ടായിരുന്നു. അവര്‍ ആ ജോലി എന്നെയും പഠിപ്പിച്ചിരുന്നു. അവര്‍ എങ്ങാനും ലീവായാല്‍ ഞാനാവും അന്നത് ഓപ്പറേറ്റ് ചെയ്യുക. പിന്നണിയില്‍ പ്രവര്‍ത്തിക്കല്‍ അന്നുതുടങ്ങിയിട്ടുണ്ട്. അമ്മയുടെ കൂടെ ലൊക്കേഷനില്‍ പോകുമ്പോഴും ക്യാമറയ്ക്ക് അടുത്തായിട്ടായിരിക്കും ഇരിക്കുക. അതുകൊണ്ടുതന്നെ പിന്നണിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ അറിയാം. സംവിധാനംചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ല കഥയും സമയവും ഒത്തുവന്നാല്‍ തീര്‍ച്ചയായും ചെയ്തിരിക്കും. അനു: ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധ. സംവിധായകനാവാന്‍ ഇനിയും ഒരുപാടുകാര്യങ്ങള്‍ പഠിക്കാനുണ്ട്. മുമ്പ് ഞാനും വിഷ്ണുവും ചേര്‍ന്ന് രണ്ട് ഷോര്‍ട്ട്ഫിലിമും മൂന്ന് പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തിരക്കഥ ഞങ്ങള്‍ രണ്ടുപേരുമായിരുന്നു. സംവിധാനം അവനും. സംവിധാനമോഹമുണ്ടോ എന്നുചോദിച്ചാല്‍, ഇപ്പോഴില്ല. എന്നാല്‍, ഭാവിയില്‍ എന്താകുമെന്ന് പറയാനാകില്ല. അഭിനയം തുടങ്ങിയതുപോലും നിമിത്തമായിരുന്നു. അനു: ഓരോ സിനിമകളും ഓരോ അനുഭവങ്ങളാണ്. പലതരത്തിലുള്ള ആളുകളെ പരിചയപ്പെടുന്നു. വ്യത്യസ്ത ലൊക്കേഷനുകള്‍ കാണുന്നു. ഇതൊന്നും സാധാരണ യാത്രകളില്‍ സംഭവിക്കാത്തതാണ് പിക്കറ്റ് 43' സിനിമയുടെ ലൊക്കേഷന്‍ കശ്മീരിലായിരുന്നു. അവസാനത്തെ മൂന്നുദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ടിങ്. ഓരോ താരത്തിനും ഓരോ കോട്ടേജായിരുന്നു അനുവദിച്ചത്. എന്റെ കോട്ടേജില്‍ ഫോണില്‍ റെയ്ഞ്ചില്ല. എനിക്കാണേല്‍ വീട്ടിലേക്ക് വിളിക്കുകയുംവേണം. ഞാന്‍ അടുത്തുള്ള ഫോട്ടോഗ്രാഫറുടെ കോട്ടേജില്‍ പോയി. അവിടെനിന്ന് വീട്ടിലേക്ക് വിളിച്ചു. അവിടെ കുറേനേരം ഇരിക്കുകയുംചെയ്തു. തിരികെ എന്റെ കോട്ടേജിലേക്ക് വന്നപ്പോള്‍ രംഗമാകെ മാറിയിരുന്നു. പെട്ടെന്ന് ഒരു പട്ടാളക്കാരന്‍ എന്നെ മറ്റൊരു കോട്ടേജിലേക്ക് മാറ്റി പുറത്തുനിന്ന് പൂട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ആകെ ബഹളം. ലൈറ്റ് ഓഫാകുന്നു. സൈറണ്‍ മുഴങ്ങുന്നു. പട്ടാളക്കാരുടെ ബൂട്ടിന്റെ ശബ്ദം. ആകെ പേടിച്ചുപോയി. ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നു എന്ന വിവരം കിട്ടിയിട്ടായിരുന്നു അവര്‍ അലര്‍ട്ടായത്. ഏകദേശം 12 മണിക്കുശേഷമാണ് പിന്നീട് അവര്‍ ആ വാതില്‍ തുറന്നത്. അപ്പോഴാണ് ശ്വാസം നേരെവീണത്. വിനു പുലിമുരുകനി'ല്‍ ലാലേട്ടന്‍ എന്നെ തോളിലിട്ട് ഫൈറ്റ് ചെയ്തത് മറക്കാനാവാത്ത അനുഭവമാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. സാധാരണ സ്‌റ്റൈലിഷ് ആയിട്ടുള്ള ഫൈറ്റാണ് ഉണ്ടാകാറ്. അത് ചേട്ടന്‍-അനിയന്‍ റിലേഷന്‍ഷിപ്പിന്റെ ഇമോഷന്‍ ബില്‍ഡപ്പായിട്ടുള്ള ഫൈറ്റായിരുന്നു. ആ രംഗം ചിത്രീകരിക്കുന്ന ദിവസങ്ങളില്‍ രാത്രിമാത്രമാണ് ഭക്ഷണം. തലകീഴായി തൂങ്ങിനില്‍ക്കുമ്പോള്‍ ബുദ്ധിമുട്ടാവാതിരിക്കാന്‍വേണ്ടിയാണ് മറ്റുള്ളസമയം ഭക്ഷണം ഒഴിവാക്കിയത്. ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന്‍ ശ്രദ്ധിച്ചിരുന്നത്. ആ നാലുദിവസം ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്തെ ഞങ്ങളുടെ പ്രവര്‍ത്തനം അദ്ദേഹം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയുംചെയ്തു. ജീവിതത്തില്‍ സര്‍പ്രൈസ് തരുന്ന സ്വന്തം ചേട്ടനായിട്ടാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്. വിനു: ലോക്ഡൗണില്‍ ഏറക്കുറെ എല്ലാവര്‍ക്കും ബോറടിച്ചു. പക്ഷേ, ഞങ്ങള്‍ ഒന്നു തിരിച്ചുനടന്നു. ഡിഗ്രിക്ക് പഠിക്കുന്ന കാലംതൊട്ട് തെരുവോരം മുരുകനൊപ്പം സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയിരുന്നു. സിനിമയില്‍ തിരക്കായപ്പോള്‍ അതിന് സമയം കിട്ടിയില്ല. ഈ ലോക്ഡൗണ്‍ കാലത്ത് വീണ്ടും മുരുകനൊപ്പം ചേര്‍ന്നു. തെരുവില്‍ അലയുന്ന കുറേപ്പേരെ കണ്ടെത്തി. അവരെ കുളിപ്പിച്ചു, ഭക്ഷണവും വസ്ത്രവും നല്‍കി. ഇത്തവണ ഭാര്യ വിദ്യയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയുംചെയ്തു. ഏറെ സന്തോഷംതോന്നിയ ദിവസമായിരുന്നു അത്. അനു: ലോക്ഡൗണില്‍ സമയംകൊല്ലാന്‍ പലവഴികളും നോക്കി. ഒരുദിവസം പഴയ സാധനങ്ങള്‍ തപ്പുന്നതിനിടയില്‍ ഒരു ഹാര്‍ഡ് ഡിസ്‌ക് കണ്ടു. പണ്ടുവരച്ച കുറേ ചിത്രങ്ങളുണ്ടായിരുന്നു ഹാര്‍ഡ് ഡിസ്‌കില്‍. അതോടെ പഴയ ഡ്രോയിങ് കിറ്റ് തപ്പിയെടുത്ത് വര തുടങ്ങി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ടുതവണ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുതവണ സെക്കന്‍ഡും ഒരുതവണ മൂന്നാംസ്ഥാനവും നേടി. എന്നാല്‍, ചിത്രരചന അത്ര സീരിയസാക്കിയില്ല. ഇടയ്ക്ക് ഓരോന്ന് വരയ്ക്കും എന്നതല്ലാതെ അതില്‍ വല്യ താത്പര്യമൊന്നുമില്ലായിരുന്നു. ഇപ്പോ വീണ്ടും വരച്ചു ചെമ്മീനി'ലെ ചെമ്പന്‍കുഞ്ഞിനെയായിരുന്നു ആദ്യം വരച്ചത്. പിന്നെ ജയേട്ടനെയും മഞ്ജുചേച്ചിയെയുമൊക്കെ വരച്ചു. രണ്ടാളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് എനിക്ക് ഇങ്ങനെ ഒരു കഴിവുമുണ്ടെന്ന് ആളുകള്‍ അറിഞ്ഞത്. പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ എത്തുന്നതുപോലും അഭിമാനം: കുഞ്ചാക്കോ ബോബൻ ബോഡിഷെയ്മിങ് പ്രമേയമാക്കിയ ‘തമാശ’ സിനിമയ്ക്കുശേഷം അഷറഫ് ഹംസ സംവിധാനം ‘അമ്മ’യെ വീണ്ടും മോഹൻലാൽ നയിക്കും, ഇടവേള ബാബു ജനറൽ സെക്രട്ടറി തോളിന്റെ ചരിവ് ഒരു മാനുഫാക്ച്ചറിങ് ഡിഫക്ട്: മോഹന്‍ലാല്‍ ഒരു ദിവസം 42 ഷോകള്‍ മരക്കാരി'ന്റെ മാരത്തോണ്‍ റിലീസുമായി ഏരീസ് പ്ലെക്‌സ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ എത്തുന്നതുപോലും അഭിമാനം: കുഞ്ചാക്കോ ബോബൻ 'മരക്കാറിന് വേണ്ടി ഇപ്പോള്‍ നിലവിലില്ലാത്ത ഒരു ചൈനീസ് സംഗീതോപകരണത്തിന്റെ ശബ്ദം റീക്രിയേറ്റ് ചെയ്തു' ആക്ഷന്‍ സീനുകള്‍ക്ക് വളരെ അനുയോജ്യനായ നടനാണ് മോഹന്‍ലാല്‍- മരയ്ക്കാര്‍ ഫൈറ്റ് മാസ്റ്റർ Exclusive ചേട്ടനും അനിയനും വീട്ടിൽ, സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകർ| ജാൻ എ മൻ സംവിധായകൻ പറയുന്നു ഒരു പ്രത്യേക താളില്‍ നിന്നു കണ്ണി ചേര്‍ക്കപ്പെട്ടിട്ടുള്ള താളുകളില്‍ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയില്‍ പെടുന്ന നിങ്ങള്‍ ശ്രദ്ധിക്കുന്ന താളുകള്‍ കടുപ്പിച്ച് കാണിച്ചിരിക്കുന്നു. പുതിയമാറ്റങ്ങളുടെ ക്രമീകരണം കഴിഞ്ഞ 1 3 7 14 30 ദിവസങ്ങള്‍ക്കുള്ളിലുണ്ടായ 50 100 250 500 മാറ്റങ്ങള്‍ കാട്ടുക ചെറുതിരുത്തലുകളെ മറയ്ക്കുക ബോട്ടുകളെ പ്രദര്‍ശിപ്പിക്കുക അജ്ഞാത ഉപയോക്താക്കളെ മറയ്ക്കുക ലോഗിന്‍ ചെയ്തിട്ടുള്ളവരെ മറയ്ക്കുക എന്റെ തിരുത്തലുകള്‍ മറയ്ക്കുക 22:43, 26 നവംബര്‍ 2021 മുതലുള്ള മാറ്റങ്ങള്‍ കാട്ടുക നെയിംസ്പേസ്: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം സര്‍വ്വവിജ്ഞാനകോശം സര്‍വ്വവിജ്ഞാനകോശം സംവാദം ചിത്രം ചിത്രത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വിഭാഗം വിഭാഗത്തിന്റെ സംവാദം വിപരീതം തിരഞ്ഞെടുക്കുക ഈ താളിലേയ്ക്ക് കണ്ണികളുള്ള മറ്റ് താളുകള്‍ക്ക് ഇവിടെ സൂചിപ്പിക്കപ്പെട്ട സമയത്ത് മാറ്റങ്ങളൊന്നും സം‌ഭവിച്ചിട്ടില്ല. വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു. അർജുൻ രവീന്ദ്രൻ ആണ് വരൻ. ഈ വർഷം ഏപ്രിൽ 5ന് ആണ് വിവാഹം. ഇരുവരുടെയും സേവ്‌ ദി ഡേറ്റ്‌ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്‌. ദൃശ്യ അനുഭവത്തിലൂടെ പ്രപഞ്ചം, കാലം, യാത്ര തുടങ്ങി ഉത്തരമില്ലാത്ത ജോബിൻ വി. മാമ്മൻ ചുരുളി, സാമ്പ്രദായിക സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതി സാങ്കല്പിക ലോകത്ത് കഥ പറയുന്നു. തുടക്കവും ഒടുക്കവും എന്ന സങ്കല്പത്തെ പോലും ഉടച്ച് ദൃശ്യ അനുഭവത്തിലൂടെ പ്രപഞ്ചം, കാലം, യാത്ര ജോബിൻ വി. മാമ്മൻ ചുരുളി, സാമ്പ്രദായിക സാമൂഹിക കാഴ്ചപ്പാടുകൾ പൊളിച്ച് എഴുതി സാങ്കല്പിക ലോകത്ത് കഥ പറയുന്നു. തുടക്കവും ഒടുക്കവും എന്ന സങ്കല്പത്തെ പോലും ഉടച്ച് കോവിഡ് കാലത്തിന് ശേഷം തിയേറ്ററിലെത്തിയ വിരുന്ന് കോവിഡ് കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒരുപാട് മികച്ച ത്രില്ലറുകളിൽ അവസനത്തേതാണ്‌ കഴിഞ്ഞ ദിവസം തീയേറ്ററിൽ എത്തിയ മിഷൻ സി. ഒരു റോഡ് മൂവി ഒപ്പം ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവി ഖാലിദ് റഹ്മാൻ – ടോവിനോ ഒന്നിക്കുന്ന അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ 1836 സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു. പലർക്കും അറിയാത്ത അടിപൊളി നാലുമണി പലഹാരം തയ്യാറാക്കാം..നല്ല രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കാം. നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ചായക്കൊപ്പം കഴിക്കാനായി നല്ല രുചിയാരമായ നാലുമണി പലഹാരം ഉണ്ടാക്കിയാലോ.എങ്ങനെയെന്നല്ലേ, ആവിയിൽ വേവിച്ചെടുക്കാവുന്ന രുചികരമായ പലഹാരം.ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിsruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. 💯ആട്ട പൊടികൊണ്ട് ഇതാ വളരെ എളുപ്പത്തിൽ ചായക്കടയിലെ താരമായ മടക്ക്👌കൊതിപ്പിക്കും രുചിയിൽ തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് ഇതുപോലൊരു വീട് ആരും കൊതിക്കും മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം മലയാളി പ്രേഷകരുടെ സ്വന്തം വില്ലത്തി അർച്ചന സുശീലൻ വിവാഹിതയായി..വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന.. യൂസഫലി വാക്ക് പാലിച്ചു: ഇനി ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടിൽ സമാധനത്തോടെ കിടന്നുറങ്ങാം വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ഇനി കണ്ണുകളും നിറയില്ല എൻറെ പൊന്നു ഷിയാസേ ഇങ്ങനെ ഒരു പണി വേണായിരുന്നോ? പുലിവാലുപിടിച്ച അമൃതയും ന്യൂബിനും! വിവാഹ വാർത്തയോട് പ്രതികരിച്ച് കുടുംബവിളക്ക് താരം അമൃത നായർ മിക്സിയിൽ ഒരൊറ്റ കറക്കം മതി ഇനി അരി കുതിർക്കണ്ട, അരയ്ക്കണ്ട| യീസ്റ്റ് ചേർക്കാതെ ഒരു സൂപ്പർ അപ്പം മിക്സിയിൽ ഒരൊറ്റ കറക്കം മതി ഇനി അരി കുതിർക്കണ്ട, അരയ്ക്കണ്ട| യീസ്റ്റ് ചേർക്കാതെ ഒരു സൂപ്പർ അപ്പം നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ഈ രീതിയിൽ Spicy pasta ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? അടുക്കളയിൽ വീട്ടമ്മമാർ ഒരിക്കലും ഇതുവരെ അറിയാത്ത ഈ ടിപ്പ് ചെയ്‌താൽ എന്നും വൃത്തിയായി ഇരിക്കും തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് ഇതുപോലൊരു വീട് ആരും കൊതിക്കും മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം മലയാളി പ്രേഷകരുടെ സ്വന്തം വില്ലത്തി അർച്ചന സുശീലൻ വിവാഹിതയായി..വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന.. യൂസഫലി വാക്ക് പാലിച്ചു: ഇനി ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടിൽ സമാധനത്തോടെ കിടന്നുറങ്ങാം വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ഇനി കണ്ണുകളും നിറയില്ല എൻറെ പൊന്നു ഷിയാസേ ഇങ്ങനെ ഒരു പണി വേണായിരുന്നോ? പുലിവാലുപിടിച്ച അമൃതയും ന്യൂബിനും! വിവാഹ വാർത്തയോട് പ്രതികരിച്ച് കുടുംബവിളക്ക് താരം അമൃത നായർ ചരിത്രത്തിന്റെ അടരുകളും സ്വപ്നങ്ങളും അനന്തപുരിയുടെ ആത്മാവില്‍ തൊട്ട് മിഴിതുറക്കുന്ന 20 കഥകളുടെ സമാഹാരമാണ് എം രാജീവ്കുമാറിന്റെ“'തീവിഴുങ്ങിപ്പക്ഷി മനുഷ്യര്‍ക്കുപുറമെ നഗരത്തില്‍ ചേക്കേറിയിരിക്കുന്ന മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഈ കഥകളിലെ കഥാപാത്രങ്ങളാണ്. മനുഷ്യബന്ധങ്ങളുടെ അവസ്ഥാന്തരത്തിനപ്പുറം മനുഷ്യാവസ്ഥയോട് സംവദിക്കുന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളും രസനീയവും പാരായണക്ഷമവുമാണ്. തലസ്ഥാനത്ത് അരങ്ങേറിയ ദേശീയ ഗെയിംസിന്റെ ‘ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പല്‍ 'തീവിഴുങ്ങിപ്പക്ഷി'യായി പരിണമിക്കുന്ന ശീര്‍ഷക കഥയില്‍ കാഴ്ചയുടെ തെളിമയും വാക്കിന്റെ നേരും ഒളിഞ്ഞിരിക്കുന്നു ഒന്നുമാകാതെ പട്ടിണിക്കിട്ട സ്പോര്‍ട്ട്സിനെ കൊണ്ടുപോയി തോട്ടിലെറിയാനും വേണ്ടേ നമുക്കൊരു നീരൊഴുക്ക്'’എന്ന പ്രസ്താവത്തിലൂടെ നമ്മുടെ കായികരംഗത്തെ അഴിമതിക്കഥകള്‍ സമര്‍ഥമായി അനാവരണംചെയ്തിരിക്കുന്നു. അധികാരകേന്ദ്രങ്ങളോട് കലഹിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. തിരുവനന്തപുരം മൃഗശാലയിലെ അന്തേവാസികള്‍ ഈ കഥകളില്‍ പ്രതീകാത്മക കഥാപാത്രങ്ങളായി വരുന്നു. ഇതിലൂടെ കഥാകൃത്ത് വര്‍ത്തമാനകാലത്തിന്റെ ആസുരതകളാണ് വരച്ചുകാട്ടുന്നത്. കറുത്ത പ്രണയത്തിന്റെ വന്യതകള്‍ നിറച്ചെടുത്ത 'അനക്കോണ്ട' എന്ന കഥയില്‍ 'നഗരം മുഴുവന്‍ അനക്കോണ്ടകള്‍ വളരുമ്പോള്‍ തന്റെ മകള്‍ വളരരുതേ' എന്ന അരുന്ധതിയുടെ ആഗ്രഹം ഒരു നീറ്റലായി വായനക്കാരിലേക്കും പടരുന്നതാണ്. ഈ കഥകളുടെ ഭ്രമാത്മകതലങ്ങളിലൂടെ മുങ്ങിയും പൊങ്ങിയും സഞ്ചരിക്കുന്ന അനുവാചകന്‍ ഒടുവില്‍ കൂപ്പുകുത്തി വീഴുന്നത് പൊള്ളുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്. ഒന്നായിരിക്കുന്നതിനേക്കാള്‍ വലിയൊരു പൂജ്യമായിരിക്കുന്ന ഗോപന്റെ കഥ പറയുന്ന 'ആഞ്ജലോ മീനാക്ഷി' എന്ന കഥ ധനാര്‍ഥിയുടെ അതിരുകളില്ലാത്ത ആകാശമാണ് തുറന്നിടുന്നത് ഖദറിന്റെ അറവ്' എന്ന കഥയിലൂടെ രാഷ്ട്രീയത്തിലെ കപടനാടകങ്ങള്‍ തുറന്നുകാട്ടുന്നു. ഹജൂര്‍കച്ചേരിയും ഖദറിട്ട നേതാക്കന്മാരുമെല്ലാം നമുക്ക് സുപരിചിതമെങ്കിലും ഖദറിന്റെ അറവ് എന്ന പ്രയോഗത്തിലൂടെ അപചയത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നു. നഗരത്തിന്റെ പല ഭാഗത്തും മുളച്ചുപൊന്തുന്ന 'കായംകുളം വാള്‍' കൊണ്ട് അനീതിക്കെതിരെ പോരാടാനുള്ള ആഹ്വാനവുമുണ്ട് പാദങ്ങളെ ചുംബിക്കുന്ന പന്ത്' എന്ന കഥയില്‍ കാറ്റ് നിറച്ചൊരു പന്തിനോടാണ് സ്ത്രീയെ ചേര്‍ത്തുവയ്ക്കുന്നത്. അത് തട്ടാം, ഉരുട്ടാം, കാല്‍ക്കീഴിലിട്ട് വട്ടം കറക്കാം. ഇതിലധികം ഹൃദയസ്പൃക്കായി ഒരെഴുത്തുകാരന് എങ്ങനെയാണ് മനസ്സ് തുറന്നുകാട്ടാനാവുക? നവ ഉദാരീകരണത്തിന്റെ ആസുരതകള്‍ പങ്കുവയ്ക്കുകയാണ് 'സാമുവല്‍ ബക്കറ്റ്’എന്ന കഥ ഇനി ഒരു കുടം കൊണ്ടുവാ, ഉടയ്ക്കെന്റെ നെറുകയില്‍ എന്ന വാക്കുകള്‍ ഭാരതത്തിലെ സാധാരണക്കാരന്റേതാണ്. എല്ലാം കാണ്ടാമൃഗങ്ങളാകുന്ന നഗരത്തില്‍ മനുഷ്യത്വം നശിക്കുകയും മൃഗത്വം ഉണരുകയും ചെയ്യുന്ന കാഴ്ചയാണ് 'സൂ സ്റ്റോറി' പറയുന്നത്. കാണ്ടാമൃഗത്തിന്റെ ഒഴിഞ്ഞ കൂട്ടില്‍ സ്വപ്നംകാണാന്‍ ശേഷിയുള്ള ഒരു മൃഗത്തെ അതിഥിയാക്കി എത്തിച്ചുകൊണ്ട് മനുഷ്യത്വമില്ലായ്മയെ ചോദ്യംചെയ്യുകയാണ് സൂ സ്റ്റോറി ആറുമുഖനും ആറു നയങ്ങളും' മനഃസാക്ഷി നഷ്ടപ്പെട്ട സമൂഹത്തിന്റെ മൃതമായ ആത്മാവ് കാട്ടിത്തരുന്നു. മനുഷ്യന്റെ ആര്‍ത്തിയുടെ ആഴമളക്കുന്ന ഉപഹാസകഥയാണ് 'മണിയെണ്ണന്‍ പെണ്‍ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ ഒരു ചിത്രകാരന്റെ കരവിരുതോടെ വരച്ചുകാട്ടുന്ന കഥയാണ് 'കടല്‍ വന്നു വിളിച്ചാല്‍ കരയോളം വരുമെന്ന് ഞാന്‍ പറയും ജനനമരണങ്ങള്‍ക്കിടയിലെ ജീവിതം പ്രണയത്തിന്റെ നൂലിഴയില്‍ കോര്‍ത്തെടുത്തതാണ് ഈ കഥ. മുംബൈ നഗരത്തിലെ കാണാക്കാഴ്ചകള്‍ പകര്‍ത്തുന്ന 'രാത്റാണി ഭരണസിരാകേന്ദ്രമായ ഹജൂര്‍ കച്ചേരിയുടെ അന്തരംഗങ്ങളിലേക്ക് മിഴിതുറക്കുന്ന 'സര്‍പ്പസത്രം' എന്നിവയെല്ലാം എഴുത്തുകാരന്‍ വായനക്കാരിലേക്ക് പകരുന്ന അസ്വസ്ഥതകളാണ്. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും അസാധാരണമായ പുതുമ പുലര്‍ത്തുന്നവയാണ് എല്ലാ കഥകളും. ഉപഹാസത്തിന്റെ കയ്പും മധുരവും ഈ കഥകളില്‍നിന്ന് രസനയിലേക്ക് തുളുമ്പി വീഴും. കഥാകൃത്തിന്റെ ഇച്ഛാനുസാരം ഈ കഥകള്‍ സഞ്ചരിക്കുമ്പോഴും വാക്കുകളില്‍നിന്നുതിരുന്ന നേര്‍വെളിച്ചം മുന്നിലെ വഴികളെ സുതാര്യമാക്കുന്നു. ഭട്ടതിരിയുടെ കവര്‍ഡിസൈന്‍ ആകര്‍ഷകം. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. മിസ്കീനുകളുടെ സ്വർഗം: സങ്കടകരമായ ജീവിത ഗാഥ ഷാർജ പുസ്‌തകോത്സവം: എം ഒ രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു അഞ്ച് പുതിയ ഓഡിയോ പുസ്തകങ്ങളുമായി സ്റ്റോറിടെല്‍ തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 5180 പേര്‍ രോഗമുക്തി നേടി മുരിങ്ങൂര്‍ പീഡനവുമായി ബന്ധപ്പെട്ട കേസ്: മയൂഖാ ജോണിക്കെതിരെ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ് കേരള കൈത്തറി ലോഗോ പ്രകാശനം ചെയ്‌തു സംഘപരിവാര്‍ ഗൂഢാലോചന പരാജയപ്പെടുക തന്നെ ചെയ്യും; സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച് വിജു കൃഷ്ണന്‍ യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. അഞ്ച് ബാങ്കുകളുടെ സമയം കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കില്ലെന്ന് പറഞ്ഞ മാതാവിനെ ശിക്ഷിച്ച്‌ കോടതി; കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും കോഴിക്കോട്: അഞ്ച് ബാങ്കുകളുടെ സമയം കഴിയാതെ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാതാവായ മുക്കം ഓമശ്ശേരി അഫ്‌സത്തിനെ കോടതി ശിക്ഷിച്ചു. കോടതി പിരിയും വരെയും തടവും 1000 രൂപ പിഴയുമാണ് താമരശ്ശേരി സിജെഎം കോടതി വിധിച്ചത്. ജുവൈനല്‍ ആക്‌ട് പ്രകാരം ആണ് ശിക്ഷ. 2016 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നവംബര്‍ രണ്ടിന് ഉച്ചയോടെ ഓമശ്ശേരി സ്വദേശി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ മുക്കം ഇഎംഎസ് സഹകരണ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവിച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ നഴ്‌സുമാര്‍ ആവശ്യപ്പെട്ടപ്പോള്‍ അഞ്ച് ബാങ്ക് വിളികള്‍ കഴിയാതെ മുലപ്പാല്‍ കൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് സിദ്ദിഖ് മുലപ്പാല്‍ കൊടുക്കുന്നത് വിലക്കുകയായിരുന്നു. കളന്തോട് ഉള്ള സിദ്ധന്റെ വാക്ക് കേട്ടായിരുന്നു ഈ മുലപ്പാല്‍ നിഷേധം. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് മുക്കം സ്വദേശി അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലിസ് കേസെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫോഴ്‌സും നിര്‍ദേശം നല്‍കിയിരുന്നു.കോഴിക്കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറാണ് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. പിതാവിന്റെ അന്ധ വിശ്വാസത്താല്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവിച്ച കുഞ്ഞിന് വ്യാഴാഴ്ച പന്ത്രണ്ടരയ്ക്ക് ശേഷമാണ് മുലപ്പാല്‍ നല്‍കിയത്. കണ്ണൂർ ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഓണത്തിന് തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് 1000 രൂപ മുസ്ലീം പള്ളികള്‍ തകര്‍ക്കും’; തലശേരിയില്‍ വിദ്വേഷമുദ്രാവാക്യങ്ങളുമായി ബിജെപി കേരള പൊലീസിലെ 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ: പത്ത് വർഷത്തിനിടെ പിരിച്ചു വിട്ടത് 18 പേരെ മാത്രം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി. ചന്ദ്രലേഖ നാഥ്‌ (കേരളം ഫസ്റ്റ് റണ്ണറപ്പും ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് നടത്തിയ പത്തൊൻപതാമത്‌ മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ അണിയിച്ചു ആഗസ്ററ് 27 ന് കോയമ്പത്തൂർ ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14 സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്. മിസ്സ് തമിഴ്നാട് ദാച്ചായനി സാന്താ സോർബ്ബാൻ മിസ്സ് ക്വീൻ കേരള ചന്ദ്രലേഖ നാഥ്‌ മിസ്സ് ക്വീൻ തെലുങ്കാന ദീപ്തി ശ്രീരംഗം മിസ്സ് ക്വീൻ കർണ്ണാടക അഫ്രിൻ സൈദ് മിസ്സ് കൺജീനിയാലിറ്റി – അഭിനയ സുബ്രമണ്യൻ (തമിഴ്നാട് ) മിസ്സ് റാംപ് വോക്‌ – ദാച്ചായനി സാന്താ സോർബ്ബാൻ മിസ്സ് പെർഫെക്റ്റ് ടെൻ – റീമ രവിശങ്കർ (കേരളം) മിസ്സ് വ്യൂവേഴ്സ് ചോയ്സ് – ശ്രീലക്ഷ്മി (കേരളം ) മിസ്സ് സോഷ്യൽ മീഡിയ – ശ്രീലക്ഷ്മി (കേരളം ) മിസ്സ് ഹ്യുമേനസ് – അഥിതി കെ ഷെട്ടി (കർണ്ണാടക ) ഡിസൈനർ സാരി, ബ്ലാക്ക് ഗൗൺ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് മത്സരം നടന്നത്. ഡോ. കുര്യച്ചൻ ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്നർ,റോട്ടറി ക്ലബ് അഭിഷിക്ത ഷെട്ടി (മോഡൽ രേഷ്‌മ നമ്പ്യാർ (അഭിനേത്രി, മോഡൽ ഡോ .ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്നസ് തെറാപ്പിസ്റ്റ് )എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്. അഭിനയ സുബ്രമണ്യൻ (തമിഴ്നാട് അഥിതി കെ ഷെട്ടി (കർണ്ണാടക അഫ്രിൻ സൈദ് (കർണ്ണാടക അൻസി കബീർ (കേരളം ചന്ദ്രലേഖ നാഥ്‌ (കേരളം ദീപ്തി ശ്രീരംഗം (തെലുങ്കാന ദീപ്തി തമിഴ്നാട് ദാച്ചായനി സാന്താ സോർബ്ബാൻ തമിഴ്നാട് ദിവ്യ ശിവപ്പ ബെന്നി (കർണ്ണാടക ഹർഷിത പൂജാരി (കർണ്ണാടക റീമ രവിശങ്കർ (കേരളം) ഷണ്മുഖപ്രിയ (തമിഴ്നാട് ശ്വേത ജയറാം (കേരളം) ശ്രീലക്ഷ്മി (കേരളം എന്നിവരാണ് മത്സരാർഥികൾ. കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം News Keralam Muziriz Post മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ജാഗത്ര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകുന്നതിനും സാധ്യത വളരെ കൂടുതലാണ്. അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്തണം. ജി എസ് ഐ യുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും വിദഗ്ധ സംഘങ്ങളുടെ പഠനങ്ങളിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവര്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. നദിക്കരയോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ താമസിക്കുന്നവരെ നദികളുടെ ഒഴുക്ക് സാധാരണ നില കൈവരിക്കുന്നതുവരെ മാറ്റി താമസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഒക്ടോബർ 20 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉരുൾപൊട്ടൽ സാധ്യത മേഖകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോ. ടി. ജയകൃഷ്ണന്‍ Views Views Muziriz Post കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോ. ടി. ജയകൃഷ്ണന്‍ കൊവിഡ്-19: പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോ. ടി. ജയകൃഷ്ണന്‍ പ്രമേഹം ഒരു ദീർഘ കാല രോഗാവസ്ഥയാണ്. പ്രമേഹം രണ്ട് തരമുണ്ട്. ടൈപ് 1 ജൻമനാ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മുതിർന്നവരിൽ പിന്നീട് ഉണ്ടാകുന്നതാണ് ടൈപ് 2. നമ്മുടെ നാട്ടിൽ സാധാരണ കുടുതൽ ഉള്ളത് ടൈപ് 2 ആണ്. ശ്രദ്ധിച്ചാൽ പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെപോലെ സാധാരണ ജീവിതം സാധ്യമാകും. ആയുര്‍ദൈര്‍ഘ്യവും ലഭിക്കും. മുപ്പതുവയസ്സിനു മുന്‍പുതന്നെ പ്രമേഹം പിടിപെട്ടവര്‍ ചിട്ടയായ ജീവിതത്തിലൂടെ 80 ഉം അതിലധികവും പ്രായം വരെ ജീവിച്ചതിന് കേരളത്തില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ ഈ രംഗത്തുനടന്ന ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. കൊവിഡിനെകുറിച്ച് പറയുന്നതുപോലെ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രമേഹവും. ഭയമല്ല ജാഗ്രതയാണ് ആവശ്യം. അതേസമയം കേരളത്തില്‍ ചെറുപ്പക്കാരിലടക്കം പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർധിച്ചു വരികയാണ്. കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരികയാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കൊവിഡ് ബാധിച്ചാൽ ഇത്തരക്കാർക്ക് രോഗം പെട്ടന്ന് സങ്കീർണമാകും. കൊവിഡ് വരാതിരിക്കാന്‍ പ്രമേഹ രോഗികൾ അധിക ജാഗ്രത പുലർത്തണം. അതിനുമുന്‍പ് എന്താണ് പ്രമേഹം എന്നറിയണം. നമ്മുടെ ശാരീരത്തിന്റെ ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് പ്രധാനമായും ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന അന്നജം അഥവാ കാര്‍ബോ ഹൈട്രേറ്റില്‍ നിന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അന്നജം ശരീരം ഗ്ലൂക്കോസാക്കി മാറ്റി ജീവകോശങ്ങളിലേക്ക് എത്തിക്കുന്നു. ഇത് നിര്‍വ്വ ഹിക്കുന്നത് ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ടൈപ് 1 ഉത്പാദിക്കുന്ന ഇൻസുലിൻ സ്വീകരണികൾ പ്രവർത്തിക്കാതായാൽ ടൈപ് 2) ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അതായത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നര്‍ത്ഥം. സാധരണയുള്ളത് ടൈപ് 2 ആണ്. പ്രമേഹം പ്രധാനമായും ഒരു ജീവിത ശിലീ രോഗമാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ പ്രമേഹം വരാതെ നോക്കാനും അഥവാ വന്നാല്‍ ആരോഗ്യത്തെ ബാധിക്കാതെ കൈകാര്യം ചെയ്യാനും സാധിക്കും. ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിനു കാരണമാകാം. കൂടാതെ പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ചില വൈറസ് മൂലമുള്ള അണുബാധ എന്നിവയ്ക്ക് പുറമേ പാരമ്പര്യ ഘടകങ്ങളും സ്വാധീനം ചെലുത്താം. അടിയ്ക്കടി മൂത്രം ഒഴിക്കാന്‍ തോന്നുക, പതിവില്ലാത്ത വിധം ദാഹിക്കുക, ഭക്ഷണം കിട്ടിയില്ലെങ്കില്‍ തളര്‍ന്നുപോകുമെന്ന അവസ്ഥയുണ്ടാവുക, മുറിവുകളും വ്രണങ്ങളും ഉണങ്ങാതെ പഴുക്കുന്നതിന്റെ ലക്ഷണം കാണിക്കുക, ശരീരത്തിന് വിളര്‍ച്ചയും ക്ഷീണവും ഉണ്ടാവുക, ശരീരത്തിന്റെ തൂക്കം അകാരണമായി പെട്ടെന്ന് കുറയുക. കാഴ്ചയ്ക്ക് മങ്ങലുണ്ടെന്ന് തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പ്രമേഹമുണ്ടോ എന്നറിയാന്‍ ലാബ് ടെസ്റ്റ്‌ നിര്‍ബന്ധമാണ്‌. പ്രമേഹം ഒരിക്കല്‍ വന്നാല്‍ അത് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല എന്നാണ് ആധുനിക ചികിത്സാ ശാസ്ത്രത്തിന്റെ അഭിപ്രായം. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക ഏറ്റവും പ്രധാനമാണ്. പ്രമേഹം നിയന്ത്രിച്ചു നിർത്താനേ കഴിയൂ, ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. ഭക്ഷണം, വ്യായാമം എന്നിവയിലുള്ള ശ്രദ്ധയിലൂടെ പ്രമേഹത്തെ ഏറെക്കുറെ ഫലപ്രദമായിത്തന്നെ ചെറുത്തുനില്‍ക്കാം. എല്ലാം ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാന്‍ പാടുളളൂ. ക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ധാരാളം നാരുകളടങ്ങിയ ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും മായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ 5 മുതൽ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം മരുന്നിനൊപ്പമോ അതിലേറെയോ പ്രാധാന്യം ഭക്ഷണം ക്രമീകരിക്കുന്നതിന് തന്നെയാണ്. കൊവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സാധാരണ ആരോഗ്യസ്ഥിതിയുള്ളവരേക്കാള്‍ വളരെ കൂടുതല്‍ ശ്രദ്ധ പ്രമേഹ രോഗികള്‍ കൊവിഡിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം പ്രമേഹമുള്ളവർക്ക് കോവിഡ് ബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ ഗുരുതരാവസ്ഥയിൽ എത്താനും മരണം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കണം. മുൻകരുതലുകൾ പാലിച്ച് വ്യായാമം തുടരണം. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധവേണം. "റിവേഴ്സ് ക്വാറൻ്റയിൻ" നടപടികൾ കർശനമായി പാലിക്കണം കൊവിഡ്‌ ലക്ഷണങ്ങള്‍ എന്ന നിലയില്‍ പതിവായി നമ്മുടെ ടെലഫോണിലൂടെ കേള്‍ക്കുന്ന പനി, ചുമ, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്) തുടങ്ങിയവ വരുമ്പോള്‍ തന്നെ വേണ്ട പരിശോധന നടത്തുകയും കൊവിഡുമായി ബന്ധപ്പെട്ടു പ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപെടുകയും വേണം. സമയം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ വെച്ചുതാമസിപ്പിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്കെതിരെ കുറ്റങ്ങൾ ചെയ്യുക, അന്താരാഷ്ട്ര നിയമത്തിനും സമാധാനാന്തരീക്ഷത്തിനുമെതിരായ കുറ്റങ്ങൾ (ക്യൂബയിൽ നിയമവിരുദ്ധമായി കടന്നു കയറുക സാധാരണ ലൈംഗിക വികാസത്തിനെതിരായും കുടുംബത്തിനെതിരായുമുള്ള കുറ്റങ്ങൾ, കുട്ടികൾക്കെതിരായ കുറ്റങ്ങൾ (12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുകയോ 14 വയസിൽ താഴെയുള്ള കുട്ടിയുമായി ഗുദരതിയിൽ ഏർപ്പെടുകയോ ചെയ്യുക കൊലപാതകം, കൊലചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, അക്രമത്തോടെ ബലാത്സംഗം ചെയ്യുക, തീവ്രവാദം, വിമാനം റാഞ്ചൽ, കടൽക്കൊള്ള, മയക്കുമരുന്ന് നിർമ്മിക്കുകയോ കടത്തുകയോ ചെയ്യുക, ചാരവൃത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്ക് ക്യൂബയിൽ നിയമപ്രകാരം വധശിക്ഷ നൽകാവുന്നതാണ്. ഇപ്പോൾ 112 കുറ്റങ്ങൾക്ക് ക്യൂബയിൽ വധശിക്ഷ നൽകാവുന്നതാണ്. ഇതിൽ 33 എണ്ണം സാധാരണ കുറ്റങ്ങളാണ്. ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുകയാണ് സാധാരണ ശിക്ഷാരീതി 1] ക്യൂബയുടെ ഭരണഘടന (1940) സമാധാനകാലത്തുള്ള വധശിക്ഷ നിരോധിച്ചിരുന്നു. 1959-ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം വധശിക്ഷ വീണ്ടും കൊണ്ടുവരുകയായിരുന്നു. വിപ്ലവത്തിനു ശേഷം നാലായിരത്തിൽ പരം ആൾക്കാർക്ക് ക്യൂബയിൽ വധശിക്ഷ നൽകപ്പെട്ടിട്ടുണ്ടത്രേ. ഇതിൽ 3,200 ആൾക്കാരെ 1959നും 1962-നും ഇടയിൽ മാത്രമാണ് വധിച്ചത്. അവസാന വധശിക്ഷ നടപ്പാക്കിയത് 2010 ഡിസംബറിലാണ് 2][3][4] ക്യൂബൻ നിയമമനുസരിച്ച് 20 വയസിൽ താഴെയുള്ളവരെയും ഗർഭിണികളെയും വധിക്കാൻ പാടില്ല. 2001 ഡിസംബർ 20-ന് ക്യൂബയിലെ നിയമനിർമാതാക്കൾ ഐകകണ്ഠ്യേന ഒരു തീവ്രവാദവിരുദ്ധ നിയമം പാസാക്കി. ഇതിലും വധശിക്ഷ നിലനിർത്തിയിട്ടുണ്ട്. റെക്കോർഡ് ചെയ്യപ്പെട്ട അവസാന വധശിക്ഷ 2003 ഏപ്രിൽ 11-നാണ് നടന്നത് 5] ഒരു ഫെറി അമേരിക്കയിലേയ്ക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നാൾക്കാരെയായിരുന്നു വധിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകലിനിടെ പ്രതികൾ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്രേ 6][7] 2008 ഡിസംബർ 18-നും 2010 ഡിസംബർ 21-നും ഐക്യരാഷ്ട്രസഭയിൽ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയത്തിന്റെ വോട്ടെടുപ്പു നടന്നപ്പോൾ ക്യൂബ വിട്ടുനിന്നു. ↑ "ആർക്കൈവ് പകർപ്പ് മൂലതാളിൽ നിന്നും 2011-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-18. • ആന്റിഗ്വയും ബാർബൂഡയും • ബഹാമാസ് • ബർബാഡോസ് • ബെലീസ് • കാനഡ • കോസ്റ്റ റീക്ക • ക്യൂബ • ഡൊമിനിക്ക • ഡൊമിനിക്കൻ റിപ്പബ്ലിക് • എൽ സാൽവദോർ • ഗ്രനേഡ • ഗ്വാട്ടിമാല • ഹെയ്റ്റി • ഹോണ്ടുറാസ് • ജമൈക്ക • മെക്സിക്കോ • നിക്കരാഗ്വ • പനാമ • സെയ്ന്റ് കിറ്റ്സും നീവസും • സൈന്റ് ലൂസിയ • സെയ്ന്റ് വിൻസന്റും ഗ്രനഡീൻസും • ട്രിനിഡാഡും ടൊബാഗോയും • അമേരിക്കൻ ഐക്യനാടുകൾ ആൻ‌ഗ്വില്ല • അറൂബ • ബെർമ്യുഡ • ബോണൈർ • ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ • കേയ്മാൻ ദ്വീപുകൾ • കുറകാവോ • ഗ്രീൻലാന്റ് • ഗ്വാഡലോപ് • മാർട്ടിനിക്ക് • മോണ്ട്സെറാറ്റ് • നവാസ ദ്വീപ് • പോർട്ടോ റിക്കോ • സൈന്റ് ബാർത്തെലെമി • സൈന്റ് മാർട്ടിൻ • സെയ്ന്റ്‌ പിയറി മിക്വെലോൺ • സാബ • സിന്റ് യൂസ്റ്റേഷ്യസ് • സിന്റ് മാർട്ടൻ • ടർക്ക്സും കൈകോസും ദ്വീപുകൾ • അമേരിക്കൻ ഐക്യനാടുകളിലെ വിർജിൻ ദ്വീപുകൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:55, 18 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ കൊവിഡ്19; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ച് സൗദി അറേബ്യ കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ അന്താരാഷ്ട്ര സര്‍വീസുകളും നര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ. ഞായറാഴ്ച മുതല്‍ മുഴുവന്‍ അന്താരാഷ്ട്ര അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി അൽ അഹ്മദി അൽ ഫഹഹീൽ അൽ ഫർവാനിയ അൽ ഫിന്റാസ് അൽ ജഹ്‌റ അൽ മൻകഫ് അർ റിഖാ അർ റുമൈതിയ സലിമിയയായി ഹവല്ലി ജാനൂബ് അസ് സർറ കുവൈറ്റ് സിറ്റി സബ അസ് സലീം അൽ ബുറൈമി അൽ സോഹർ സിബ് അൽ ജാദിദയായി സുവേക് ആയി ബഹ്‌ല ബാർക്ക ബാവ്ഷർ ഇബ്രി മസ്കറ്റ് നിസ്വ റുസ്താക് സഹാം സലാല സർ അൽ ഖോർ അൽ റയ്യാൻ അൽ വക്ര ദോഹ ഉം സലാൽ മുഹമ്മദ് അഭ അൽ ഖുൻഫുധ ബുറൈദ ദമ്മാം ഹാ ഇൽ ഹഫർ അൽ ബാറ്റിൻ ഹോഫുഫ് ജിദ്ദ ജുബൈൽ ഖാമിസ് മുഷൈത് ഖാർജ് ഖോബാർ മക്ക മദീന നജ്‌റാൻ ഖത്തീഫ് റിയാദ് ടാ എങ്കിൽ തബുക് യാൻബു അബുദാബി സിറ്റി അജ്മാൻ സിറ്റി അൽ ഐൻ അൽ മാഡം അൽ ക്വോസ് അർ റാംസ് ധെയ്ദ് ദിബ്ബ അൽ ഫുജൈറ ദിബ്ബ അൽ ഹിസ്ൻ ദുബായ് സിറ്റി ഫുജൈറ സിറ്റി ഘയതി ഹത്ത ജെബൽ അലി കൽബ ഖോർ ഫക്കൻ ലിവ ഒയാസിസ് മദീനത്ത് സായിദ് റാസ് അൽ ഖൈമ റുവൈസ് ഷാർജ സിറ്റി ഉം അൽ ക്വെയ്ൻ നവ്യക്ക് കിടിലൻ പിറന്നാൾ സർപ്രൈസ്! 😍😳 എന്നത്തേയും പോലെ കടന്നു പോകുമെന്ന് കരുതി ഇത് അപ്രതീക്ഷിതം 😍🔥 നവ്യക്ക് കിടിലൻ പിറന്നാൾ സർപ്രൈസ്! 😍😳 എന്നത്തേയും പോലെ കടന്നു പോകുമെന്ന് കരുതി ഇത് അപ്രതീക്ഷിതം 😍🔥 നവ്യക്ക് കിടിലൻ പിറന്നാൾ സർപ്രൈസ്! 😍😳 എന്നത്തേയും പോലെ കടന്നു പോകുമെന്ന് കരുതി ഇത് അപ്രതീക്ഷിതം 😍🔥 ഇഷ്ടമെന്ന മലയാള സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായ വ്യക്തിയാണ് നവ്യാ നായർ. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ. സോഷ്യൽ മീഡിയയിൽ സജീവമായ നവ്യ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കു വേണ്ടി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. താരത്തിന്റെ ജന്മ നക്ഷത്ര പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കൂറ്റനാടുള്ള ഗുരുകൃപയിൽ കുറച്ചു ദിവസങ്ങളിലായി ആയുർവേദ ചികിത്സയിലാണ് നവ്യ. അവിടെ വച്ചായിരുന്നു നവ്യയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ദിനത്തിൽ തനിക്ക് ലഭിച്ച സർപ്രൈസിടെ സന്തോഷിത്തിലാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സന്തോഷ വിവരം താരം പങ്കുവച്ചത്. അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി കഴിഞ്ഞ കുറേ ദിവസമായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ… ഇവിടുത്തേ ചിട്ടവട്ടങ്ങളില്, പ്രകൃതി ഭംഗിയിൽ, മയൂര നൃത്ത ചാരുതയിൽ, സ്നേഹമസൃണമായ അന്തരീക്ഷത്തിൽ, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു സാധാരണ ഒരു ദിവസത്തെ പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാൾ ദിനത്തെ ഗംഭീരമാക്കി തന്നു ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും കൃഷ്ണദാസേട്ടൻടെയും സ്നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് കണ്ട മാത്രയിൽ തന്നെ കൂട്ടുകാരിയായി മാറിയ ജോ (jyothi സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ, ചേച്ചിമാർ എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കട്ട സദ്യ, വാഴയില, പാൽപായസം, കേക്ക് ആനന്ദലബ്‌ധിക്കിനിയെന്തു വേണ്ടു എന്നാണ് താരം തന്റെ ഇൻസ്റ്റ്ഗ്രാമിൽ ഫോട്ടോയ്ക്ക് താഴെ കുറിച്ചത്. ഒട്ടനവധി സിനിമകളിൽ നവ്യ അഭിനയിച്ചിട്ടുണ്ടങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നത് നന്ദനത്തിലെ ബാലാമണി എന്ന നിഷ്കളങ്കത നിറഞ്ഞ കഥാപാത്രമാണ്. എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ഇത് കണ്ടിട്ട് പോയി വെള്ളയപ്പം ഉണ്ടാക്കൂ ഇനി ഒരിക്കലും വെള്ളയപ്പം ശരിയായില്ല എന്ന് ആരും പറയരുത് 😍👌 മമ്മി അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞില്ല; കെസ്റ്റർ എന്നായിരുന്നു അവനായി കരുതിയിരുന്ന പേര്; കണ്ണീരണിയിച്ച് ഡിംപിളിന്റെ പുതിയ വീഡിയോ പുതിയ എയ്റോ 13 അവതരിപ്പിച്ച് എച്ച്.പി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കുകളുമായി വി ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായി 'വി'യും നോക്കിയയും 5ജി ട്രയൽ റൺ നടത്തി നോക്കിയാ സി 30 ഇന്ത്യയിൽ അവതരിപ്പിച്ചു ലോകത്തിലെ ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിരോധിക്കുമോ? ഫേസ്ബുക്ക് വാട്സാപ്പ് പണിമുടക്ക്; ഒറ്റ ദിവസം ടെലഗ്രാമിലേക്ക് ചേക്കേറിയത് 70 മില്യണ്‍ ഉപയോക്താക്കള്‍ ഏറ്റവും പുതിയ എ55 ഇന്ത്യയില്‍ അവതരിപ്പിച്ച് ഓപ്പോ ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സ് ബ്ലൂവിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും ഓഫ്‌ലൈൻ ബുക്കിങ്ങിനായി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ടുക്‌സി പുതിയ എയ്റോ 13 അവതരിപ്പിച്ച് എച്ച്.പി ബാംഗ് ഒലുഫ്സെൻ ഡ്യുവൽ സ്പീക്കറുകൾ സമാനതകളില്ലാത്ത ഓഡിയോ നിലവാരം വാഗ്ദാനം ചെയ്യുന്നു. നാച്ചുറൽ സിൽവർ, പെയിൽ റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാണ്. കൃത്യമായ അകലത്തിൽ ക്രമീകരിച്ചിരിക്കുന്ന കീബോർഡിൽ സുഖപ്രദമായ ടൈപ്പിംഗ് അനുഭവം നൽകുന്നതിനായി ബാക്ക് ലിറ്റ് സംവിധാനവുമൊരുക്കിയിട്ടുണ്ട്. 10 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് പുതിയ എയ്റോ 13ന് കമ്പനി വാഗ്ദാനം ചെയ്യുന്നത് കൂടാതെ എച്ച്.പി. ഫാസ്റ്റ് ചാർജ്ജ് ഓപ്ഷനും നൽകിയിട്ടുണ്ട്. സിസ്റ്റം ഓഫായിരിക്കുമ്പോൾ 65 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം മുപ്പത് മിനിറ്റിനുള്ളിലും, 45 വാട്ട് ബാറ്ററി ഉപയോഗിച്ച് കേവലം 45 മിനിറ്റിനുള്ളിലും അൻപത് ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. 72,999 രൂപയാണ് എച്ച്.പി പവിലിയൻ എയ്റോ 13ൻറെ വില . തങ്ങളുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ഫോണായ ഗ്യാലക്സി എം12 പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. 10,999 രൂപ മുതലാണ് ഫോണിന്റെ വില തുടങ്ങുന്നത്. 6000 എംഎഎച്ച് ബാറ്ററി, പുറകിൽ 48 മെഗാപിക്സലിന്റെ ക്യാമറ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. സാംസങ് ഡോട് കോം, ആമസോൺ, തിരഞ്ഞെടുത്ത ചില റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മാർച്ച് 18 മുതൽ ഫോൺ വാങ്ങാം. രണ്ടു വേരിയന്റുകളിലാണ് ഗ്യാലക്സി എം12 പുറത്തിറങ്ങിയിട്ടുളളത്. 4GB+64GB വെർഷന് 10,999 രൂപയാണ് വില. 6 ജിബി റാം, 128 ജിബി വെർഷന് 13,499 രൂപയാണ് വില. കറുപ്പ്, നീല, വെളള എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. ഫോണിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ചില ഓഫറുകളും സാംസങ് നൽകുന്നുണ്ട്. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേനയോ അല്ലെങ്കിൽ നേരിട്ട് പണം നൽകിയോ ഫോൺ വാങ്ങുന്നവർക്ക് 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ മുഖേന ഫോൺ വാങ്ങിയാലും 1000 രൂപവരെ ക്യാഷ്ബാക്ക് ലഭിക്കും. സാംസങ് ഗ്യാലക്സി എം12 ന്റെ പ്രത്യേകതകൾ 4ജി നെറ്റ്‌വർക്കിൽ 58 മണിക്കൂർ വരെ ടോക്ക് ടൈം ഉപയോഗപ്പെടുത്താൻ ശേഷിയുള്ള 6,000 എംഎഎച്ച് ബാറ്ററി സാംസങ് ഗാലക്‌സി എം 12 ഫോണിന് കരുത്ത് പകരുന്നു. 15വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിലുണ്ട്. വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി കോവിഡ് രോഗിയായ വയോധികക്ക് "കലിമ" ചൊല്ലിക്കൊടുത്ത് യാത്രയാക്കിയത് ഡോക്ടർ രേഖ: യുവ ഡോക്ടർക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ 14 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റിൽ; പോക്സോ കേസിൽ ഇരയുടെ മാതാവ് അറസ്റ്റിലാകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ജനുവരി 1 മുതൽ ഈ പറയുന്ന ഫോണുകളിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കില്ല ഞാന്‍ മരിച്ച ശേഷം നിങ്ങള്‍ സന്തോഷത്തോടെ ജിവിക്കേണ്ട; കോവിഡ് പോസിറ്റീവായ ദേഷ്യം തീര്‍ക്കാന്‍ മരുമകളെ ആലിംഗനം ചെയ്ത് അമ്മായിയമ്മ, പിന്നാലെ മരുമകള്‍ക്ക് കോവിഡ് Covid 19 ഫലമറിയാൻ നിന്നില്ല മലപ്പുറത്ത് വനിതാ എൽഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കിറ്റ് ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യു. ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലെ സ്റ്റോർ നടത്തിവരികയായിരുന്നു സാജൻ മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സജിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയാളി യുവതി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു യുഎസിലെ ടെക്സസിൽ നടന്ന വെടിവയ്പ്പിൽ കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു ഡാലസ് പ്രിസ്ബിറ്റീരിയൻ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റിൽ അടുത്തിടെയാണ് സാജൻ സുഹൃത്തുക്കളുമായി ചേർന്ന് ബ്യൂട്ടി സപ്ലെ സ്റ്റോർ ആരംഭിച്ചത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു. ‘ശമ്പളം കിട്ടിയിട്ട് മൂന്ന് മാസം, ഇതാണോ പുതിയ പാകിസ്ഥാൻ?‘ ഇമ്രാൻ ഖാനെ പരിഹസിച്ച് പാക് എംബസി (വീഡിയോ) മതനിന്ദ ആരോപിച്ച് കൊടും ക്രൂരത; ശ്രീലങ്കൻ സ്വദേശിയെ പാകിസ്ഥാനിൽ പരസ്യമായി കൊന്ന് കത്തിച്ചു 23 രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; പട്ടിക പുറത്തുവിട്ട് ലോകാരോഗ്യ സംഘടന കത്തിയും ചുറ്റികയും കൊണ്ട് ശസ്ത്രക്രിയ; അറിയാം ക്യൂബയിലെ ഈ രോഗശാന്തി ശുശ്രൂഷകനെ (വീഡിയോ) സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ യുവാവ് മരിച്ചു; സംഭവം ഗുണ്ടകളുടെ ഏറ്റുമുട്ടലിന് പിന്നാലെ 31 വർഷമായി കല്ല് മാത്രം കഴിക്കുന്ന മനുഷ്യൻ (വീഡിയോ) ‘ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം സൃഷ്ടിക്കാനുള്ള എല്ല സവിശേഷതകളും ഒമിക്രോണിനുണ്ട്‘: മുന്നറിയിപ്പുമായി വിദഗ്ധ ഡോക്ടർമാർ ‘മനുഷ്യാവകാശം ഐസിയുവിൽ, ജനാധിപത്യം ഗ്യാസ് ചേംബറിൽ‘; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ഗവർണർ ‘ഇതിന് പെട്രോളോ ഡീസലോ സി എൻ ജിയോ ആവശ്യമില്ല, വെറും ഹൈഡ്രജൻ മതി‘: പുതിയ കാറിന്റെ വിശേഷങ്ങൾ പങ്കു വെച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ‘എം.ബി.ബി.എസ്സും എം.എസ്സും എം.ആർ.സിയും യു.പി.എസ്.സി വിജയവുമാണ് എന്റെ യോഗ്യതകൾ. അങ്ങേയ്ക്കും അങ്ങയുടെ രാഹുൽ ഗാന്ധിക്കും എന്തുണ്ട് യോഗ്യത?‘ കനയ്യ കുമാറിന്റെ വായടപ്പിച്ച് സംബിത് പത്ര ‘നിർമ്മാണത്തിലിരിക്കുന്ന 39ൽ 37 പടക്കപ്പലുകളും അന്തർവാഹിനികളും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ‘: ‘ആത്മനിർഭർ ഭാരത്‘ അഭിമാനമെന്ന് നാവിക സേനാ മേധാവി ശബ്ദം, മലിനീകരണം, ചെറിയ സ്ഥലത്തെ ജീവിതം, നഗരത്തിലെ ജീവിതം വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. അതിനാല്‍ വിഷാദരോഗം, ആകാംഷ കുഴപ്പങ്ങള്‍, schizophrenia തുടങ്ങിയ മാനസിക രോഗങ്ങള്‍ ഗ്രാമപ്രദേശത്തുള്ളവരേക്കാള്‍ കൂടുതലാണ്. താരതമ്യ പഠനത്തില്‍ ഗ്രാമീണരേക്കാള്‍ നഗരവാസികളുടെ amygdala യില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രക്രിയയും അപകടത്തിന്റെ പ്രതികരണവും നടത്തുന്നതില്‍ വളരെ പ്രധാനമായ പങ്ക് വഹിക്കുന്നത് തലച്ചോറിന്റെ കേന്ദ്രഭാഗത്തുള്ള amygdala യാണ്. നഗരത്തില്‍ തന്നെ കാടിന്റേ സമീപത്തുള്ളവരില്‍ amygdala കൂടുതല്‍ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. അവര്‍ക്ക് സമ്മര്‍ത്തെ മെച്ചപ്പെട്ട രീതിയില്‍ മറികടക്കാനാകുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ആരോഗ്യ പരിപാലനത്തിലെ ഒറ്റമൂലി അടുത്ത ലേഖനം അമേരിക്ക ഇന്‍ഡോനേ‍ഷ്യയിലെ വംശഹത്യക്ക് അംഗീകാരം നല്‍കി എന്ന് പുതിയ വെളിപ്പെടത്തലുകള്‍ ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു അമേരിക്കന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത് ഗോദി മാധ്യമങ്ങള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചു പാട്ടു പാടാനും ഇനി പണം കൊടുക്കണം കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ? എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്കെതിരായ കൈയ്യേറ്റം ദ‍ൗർഭാഗ്യകരമെന്ന് കെ.സുധാകരൻ K Sudhakaran against manhandling media persons കോഴിക്കോട്ടെ മാധ്യമ പ്രവർത്തകർക്കെതിരായ കൈയ്യേറ്റം ദ‍ൗർഭാഗ്യകരമെന്ന് കെ.സുധാകരൻ കെപിസിസി സെക്രട്ടറിയായിരുന്ന ലത്തീഫിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം അരങ്ങേറിയിരുന്നു. തിരുവനന്തപുരം: കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് രഹസ്യയോഗം ചേർന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവ‍ർത്തകരെ അക്രമിച്ച സംഭവം ദൗ‍ർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ (K Sudhakaran കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതിൽ കെപിസിസിക്ക് (KPCC) ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരൻ പറഞ്ഞു. സംഭവത്തിൽ കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോ‍ർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരൻ വ്യക്തമാക്കി. ഡിസിസി റിപ്പോ‍ർട്ട് തൃപ്തികരമല്ലെങ്കിൽ കെപിസിസി തന്നെ നേരിട്ട് ഇതേക്കുറിച്ച് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോ‍ർട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തിൽ തുട‍ർനടപടിയുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേ‍ർത്തു. തിരുവനന്തപുരത്തെ എ ഗ്രൂപ്പ് നേതാവ് ലത്തീഫിനെതിരായ സസ്പെൻഷൻ നടപടിയെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സുധാകരൻ ന്യായീകരിച്ചു. ലത്തീഫിനെതിരായ നിരവധി പരാതികൾ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവിധേമായിട്ടാണ് ഇപ്പോൾ സസ്പെൻ‍ഡ് ചെയ്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ആരെയെങ്കിലും ലക്ഷ്യമിട്ടോ ആരേയും ദ്രോഹിക്കാനോ അല്ല സസ്‌പെൻഷൻ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറിയായിരുന്ന ലത്തീഫിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം അരങ്ങേറിയിരുന്നു. അതേസമയം കോഴിക്കോട് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം‍. നിലവില്‍ സാജന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ‍‍ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ് എടുത്തിരിക്കുന്നത്. വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡണ്ട് രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ.പ്രവീണ്‍ കുമാറും അറിയിച്ചു. രണ്ടംഗ കമ്മീഷനോട് പതിനെട്ടിന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പത്തൊന്‍പതാം തിയ്യതി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. Sandeep Murder Case സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വേണം, അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും Models Death Case സൈജുവിനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവർക്കെതിരെയും കേസ്, ഫോണുകൾ സ്വിച്ച് ഓഫ് Thalassery തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ Sabarimala ശബരിപീഠത്തിലെ ആചാരങ്ങള്‍ പുനസ്ഥാപിക്കും, നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ Sandeep Murder Case സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വേണം, അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും Models Death Case സൈജുവിനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവർക്കെതിരെയും കേസ്, ഫോണുകൾ സ്വിച്ച് ഓഫ് Rape Attempt പത്തൊമ്പതുകാരിക്കു നേരെ പീഡനശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍ Thalassery തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ Sabarimala ശബരിപീഠത്തിലെ ആചാരങ്ങള്‍ പുനസ്ഥാപിക്കും, നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലൂടെ കണ്ട് മടുത്ത പ്രേക്ഷകർക്ക് മുമ്പിലേയ്ക്കാണ് പൊട്ടിചിരിയുടെ മാലപടക്കം തീർത്ത് നിവിൻ പോളി (Nivin Pauly) ചിത്രം കനകം കാമിനി കലഹം’ (Kanakam Kaamini Kalaham) എത്തിയത്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമകൂടിയാണിത്. ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ (android kunjappan) എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്‌ഥാന പുരസ്‍കാരം നേടിയ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ (ratheesh balakrishnan poduval) ഒരുക്കിയ ചിത്രം ട്രെയ്‌ലറും ടീസറുമെല്ലാം സൂചിപ്പിച്ചതു പോലെ തന്നെ കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന മുഴുനീള എന്റര്‍ടൈനറാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായ പവിത്രനെയും സീരിയൽ നടിയായിരുന്ന അയാളുടെ ഭാര്യ ഹരിപ്രിയയെയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. മൂന്നാറിലെ ഹില്‍ടോപ് എന്ന ഹോട്ടലില്‍ ഇവർ റൂമെടുക്കുന്നതും ഏറെ നിഗൂഢതകള്‍ നിറഞ്ഞ ആ ഹോട്ടലില്‍ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍. റിസോർട്ടിൽ എത്തുന്ന ഇരു ദമ്പതികളുടെ ജീവിതത്തിലൂടെ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥയുടെ സഞ്ചാരം. പുതുമ നിറഞ്ഞ തമാശ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ആദ്യാവസാനം വരെ പ്രേക്ഷകനൊപ്പമാണ് സഞ്ചരിക്കുന്നത്. ഒരു നാടകം പോലെ ആരംഭിക്കുന്ന ചിത്രം അവസാനിക്കുന്നതും അത്തരത്തിലാണ്. കഥാ സന്ദർഭങ്ങൾക്കനുസരിച്ച് ഇഴച്ചിലുകൾ ഇല്ലാതെ കഥാപാത്രങ്ങളെ മികവുറ്റതോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്വർണ്ണത്തോടുള്ള താല്‍പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ചിത്രത്തിൽ, നിവിൻ പോളിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ജൂനിയർ ആർട്ടിസ്റ്റ് പവിത്രനായി എത്തുന്നത്. ഭാര്യയെ സ്‍നേഹിക്കുന്ന എന്നാൽ റൊമാന്റിക് അല്ലാത്ത പവിത്രനെ മികച്ചതാക്കാൻ നിവിൻ പോളിക്ക് കഴിഞ്ഞു. ഹരിപ്രിയ എന്ന കഥാപാത്രമായി എത്തുന്ന ഗ്രെയ്സ് ആന്റണി (grace antony) വൈകാരിക രംഗങ്ങളിലും കോമഡി രംഗങ്ങളിലും ആദ്യാവസാനം വരെ സ്‍കോർ ചെയ്‍ത് നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. ‘കുമ്പളങ്ങി നൈറ്റ്സിന് ശേഷം ഗ്രെയ്സ് ആന്റണി ചെയ്യുന്ന ഏറ്റവും മികച്ച വേഷം കൂടിയാണ് ഈ ചിത്രത്തിലേത്. വിനയ് ഫോർട്ട്, ജോയ് മാത്യു, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അവരവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി, ടെലിവിഷൻ ഷോകളിലൂടെ പരിചിതനായ സുധീർ പറവൂർ, രാജേഷ് മാധവൻ, ശിവദാസൻ കണ്ണൂർ, വിൻസി അലോഷ്യസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി തന്നെയാണ് രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറയാണ് സിനിമയിൽ ഏറെ കൈയ്യടി അർഹിക്കുന്നത്. ഹോട്ടൽ ‘ഹിൽ ടോപ്പി’നെ മനോഹരമായി പകർത്താൻ വിനോദിന് കഴിഞ്ഞിട്ടുണ്ട്. അനീസ് നാടോടിയുടെ കലാ സംവിധാനവും ഏറെ പ്രശംസ അർഹിക്കുന്നു. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം കൾട്ട് റെവല്യൂഷൻ നിർവഹിച്ചിരിക്കുന്നു. ദുരൂഹത നിറഞ്ഞ കുറെയേറെ കഥാപാത്രങ്ങളും അവരുടെ ഇടയിലേയ്ക്ക് എത്തപ്പെടുന്ന കനകവും കാമിനിയും പിന്നാലെ ഭൂകമ്പം പോലെയുണ്ടാവുന്ന കലഹത്തിന്റെയും കഥയിലൂടെയാണ് രസച്ചരട് പൊട്ടാതെയുള്ള ചിത്രം സഞ്ചരിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകനെ ചിരിപ്പിച്ച് ഒപ്പം കൂട്ടുന്നിടത്ത് കനകം കാമിനി കലഹം വിജയിച്ചിട്ടുണ്ട്. Marakkar review തിയറ്ററുകള്‍ കീഴടക്കി 'മരക്കാര്‍ റിവ്യു Kaaval Review ആക്ഷന്‍ ഹീറോയുടെ തിരിച്ചുവരവ് കാവല്‍' റിവ്യൂ Kurup Movie Review പ്രതീക്ഷ കാത്തോ 'കുറുപ്പ് റിവ്യൂ സ്ക്രീനിന് പുറത്തേക്ക് പടരുന്ന 'മാലിക് റിവ്യൂ ചുരുള്‍ നിവര്‍ത്തുന്ന നിഗൂഢത കോള്‍ഡ് കേസ്' റിവ്യൂ വിവാഹമോചനത്തിന് കാരണം പെണ്ണുങ്ങളുടെ പുകവലിയെന്ന് പാകിസ്ഥാൻ നാഷണൽ അസംബ്ലിയംഗം Shilpa Shetty ഇലകളില്‍ പൊതിഞ്ഞ പോലെ ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ Wedding ring 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുളക്കിഴങ്ങ് പാടത്ത് നഷ്ടപ്പെട്ട വിവാഹ മോതിരം ഒടുവില്‍ കണ്ടെത്തി ! Santosh Trophy വീണ്ടും ഗോള്‍മഴ പെയ്യിച്ച് കേരളം; ആന്‍മാന്റെ വലയില്‍ ഒമ്പത് ഗോളുകള്‍ IND vs NZ വീണ്ടും ബാറ്റെടുത്ത് രാഹുല്‍ ദ്രാവിഡ്; ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ആരാധകര്‍ Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി; കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി Vision News ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി; കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി കോഴിക്കോട് ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനൻ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു. വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍. ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോൺ രേഖകള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചോര്‍ത്തിയത്. സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ്‌ വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക. ബൂലോഗ‌ ക്ലബ്ബ്‌: മേഘ സന്ദേശം എം കെ ഭാസി ബൂലോഗ‌ ക്ലബ്ബ്‌: മേഘ സന്ദേശം എം കെ ഭാസി മേഘ സന്ദേശം എം കെ ഭാസി Labels: മേഘ സന്ദേശം എംകെ ഭാസി പഴയ രാജഭരണം നമ്മെ ഓര്‍മ്മിപ്പിക്കുന്ന കെ എസ്സാര്‍ട്ടീസീ അഭിമാനപുരസ്സരം അവതരിപ്പിക്കുന്നൂ തിരുകൊച്ചീ ട്രാവത്സ്‌. വരും കാലങ്ങളില്‍ കൊച്ചിയിലെ പ്രൈവറ്റ്‌ ബസ്സ്‌ സമരം ജനങ്ങളെ തളര്‍ത്തില്ലെന്നു കരുതാം. ഒന്നും ചെയ്യാനില്ലാതെ ഇറവരമ്പിൽ നിന്നും വീഴുന്ന മഴത്തുള്ളിയും നോക്കി ശുദ്ധ ശൂന്യമായ മനസ്സുമായി ഉമ്മറത്ത് കിടക്കകയായിരുന്നു ചന്ദ്രൻ. അകത്തുനിന്നും ടിവിയിൽ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് ജയഭാരതി പൊട്ടു കുത്തുന്നു. സംവിധായകൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സോമൻ അഭിനയിക്കുന്നതെന്ന് തോന്നുന്നു. തോർന്ന മഴയ്ക്ക് ശേഷമുള്ള ഈറൻ കാറ്റിലും ചന്ദ്രന് ജയഭാരതിയ്യുടെ ചലനരൂപങ്ങൾ ചൂടുള്ളതായി തോന്നി. കലാതിലകമായ പെൺകുട്ടികളെ എന്ത് വേണെങ്കിലും കാട്ടികോളിൻ, നായികയാക്കണം, പറ്റൂച്ചാല് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ എന്ന് പറഞ്ഞു നടക്കാത്ത കാലായിരുന്നു അത്. ശൈശവരതി പ്രേക്ഷകരെ വലവീശിപിടിച്ചിട്ടില്ലാത്ത കാലം. സിനിമ വീട്ടിലെ കോലായിൽ നിന്നും അകത്തേക്ക് നോക്കിയാൽ കാണാനാകാത്ത ഒരു കാലം. എത്ര മുറുക്കിയുടുത്താലും പിന്നെയും പുറത്തേയ്ക്കു ചാടുന്ന അഴകളവുകളുടെ ലോകം. പ്രേം നസീറിനെ സ്ക്രീനിന്റെ മൂലയ്ക്ക് നിന്ന് കാണുമ്പോഴേ ജയഭാരതി ചുണ്ടു കടിക്കുമായിരുന്നു പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും' എന്ന് പാടി ജയഭാരതി വെള്ളിത്തിരയിൽ കുട്ടിക്കുരങ്ങനെ പോലെ കാരണം മറിഞ്ഞു നായികാ പദവിയുടെ ആകുലതകളില്ലാതെ ഓടിനടന്നു അഭിനയിച്ചു. തീരാത്ത കാമം ഉടലിലൊതുക്കി നടത്തിച്ചു സംവിധായകർ ജയഭാരതിയെ. കാമുകിയും, ഭാര്യയും, എല്ലാമായാലും കാമം അവളുടെ ഉടല് പൊട്ടിച്ചു ചാടിക്കൊണ്ടേയിരുന്നു. അകത്തു കിടക്കയിൽ ജയഭാരതി ഉറക്കം വരാതെ കാല്വിരലുകൾ കൂട്ടിപ്പിണയ്കുെ മ്പോൾ പുറത്തെ മുറിയിൽ കൂർക്കം വലിക്കുന്ന ഭരത് ഗോപിയോട് നമുക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. രതിനിർവേദത്തിലെ കൃഷ്ണചന്ദ്രൻ നമ്മളൊക്കെ ആയിരുന്നു. ജയഭാരതി നമ്മുടെ സ്വന്തം രതി ചേച്ചിയായി കൊട്ടകകൾക്ക് പുറത്ത്, കിടപ്പ് മുറിക്കു പുറത്തു പോകാത്ത സീല്കാരങ്ങളിൽ കേരളത്തിലെ ആണുങ്ങൾ ഭോഗ വിജൃംഭിതരായ്തും ഇങ്ങനെയൊക്കെയായിരുന്നു. ഭാഗ്യവതി, ഒരു തലമുറയുടെ കിനാവിൽ കുടിയേറിയില്ലേ! നിങ്ങൾ ഇല്ലായിരുന്നെങ്കിൽ മലയാളിയുടെ രാഭോഗങ്ങള് ഇതിലും ദരിദ്രമായേനെ മഴ വീണ്ടും പെയ്യാൻ തുടങ്ങി. ചന്ദ്രൻ ഒരു കൌമാരരാവിന്റെ ഓർമയിലേക്ക് മടങ്ങി മലയപ്പുലയന്‍ ക്ലാസ് പി റ്റി എ യില്‍ മലയപ്പുലയന്‍ മാടത്തിന്‍ മുറ്റത്തിരുന്ന് ആലോചിക്കുകയാണ്. തമ്പുരാന് സമര്‍പ്പിച്ച വാഴക്കുല നിന്നിടത്ത് മക്കള്‍ രണ്ടും മണ്ണപ്പം ചുട്ട് കളിക്കുന്നു. നാളെ അപ്പ സ്കൂളില്‍ ചെല്ലണമെന്ന് രണ്ട് പേരും വന്ന് പറഞ്ഞിരിക്കുന്നു. കേട്ടപ്പോള്‍ അയാള്‍ക്ക് ആകാംക്ഷയായി. രണ്ടും കൂടി എന്തേലും കുരുത്തക്കേട് കാണിച്ചിരിക്കും.ഒരാള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. മറ്റെയാള്‍ നാലിലും. 'അല്ല പ്പാ, ഇത് ക്ലാസ് പി റ്റി എ യ്ക്കാ. എല്ലാവരുടെയും അപ്പന്മാര്‍ ചെല്ലണമെന്ന് സാറ് പറഞ്ഞിരിക്കുന്നു. അല്ലേല്‍ ക്ലാസില്‍ കയറ്റത്തില്ല.' എന്ത് ചെയ്യണമെന്ന് അയാള്‍ക്കറിയുന്നില്ല. നാളെ പണിക്കു ചെന്നില്ലെങ്കില്‍ മറ്റന്നാള്‍ തമ്പ്രാന്‍റെ മൊകം കാണാന്‍ തന്നെ പേടിയാകും. രണ്ടൂസം മുന്പെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും കള്ളം പറഞ്ഞ് പണിക്ക് പോവാതിരിക്കാമായിരുന്നു. മക്കളെ പള്ളിക്കൂടത്തിലയക്കുന്നത് തന്നെ തമ്പ്രാന് പിടിച്ചിട്ടില്ല. ഇനി ഓരോന്നും പറഞ്ഞ് താനും അങ്ങോട്ടു ചെല്ലുന്നുവെന്നറിഞ്ഞാലോ ഓര്‍ക്കുന്പോള്‍ തന്നെ അയാള്‍ക്ക് നടുക്കമുണ്ടായി. അപ്പന്‍ പനിച്ചു കിടക്കയാണെന്ന് പറയാന്‍ മൂത്തവനെ തമ്പ്രാനടുത്തയച്ചു. രണ്ടിന്‍റെയും കൈയും പിടിച്ച് പള്ളിക്കൂടത്തിലേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ പിള്ളാര് പിടിവലി തുടങ്ങി. ഇതും കണ്ടു കൊണ്ട് ഒരു വന്ന സാറ് കാര്യ മന്വേഷിച്ചു. 'മക്കള്‍ അടികൂടണ്ട, ഇന്ന് അപ്പന്‍ ആറിലിരിക്കട്ടെ. അടുത്ത തവണ നാലിലിരിക്കാം' തീരുമാനം സാറിന്‍റേതായതിനാല്‍ കുട്ടികള്‍ക്ക് സ്വീകാര്യ മായി. ക്ലാസില്‍ രണ്ട് രക്ഷിതാക്കള്‍ എത്തിയിട്ടുണ്ട്. പത്തു മുപ്പതു പിള്ളാര്‍ അവിടെയിരിപ്പുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം അയാളും ബഞ്ചിലിരുന്നു. രക്ഷിതാക്കളുടെ എണ്ണം പത്തു പന്ത്രണ്ടായപ്പോള്‍ സാറ് കടന്നു വന്നു പ്രസംഗം തുടങ്ങി. ഒട്ടു മുക്കാലും അയാള്‍ക്കു മനസ്സിലായില്ല. എന്നാല്‍ ഒടുവില്‍ അയാളുടെ കൈയില്‍ ഗ്രേഡുകള്‍ കുറിച്ച കടലാസ് കൊടുത്ത് സാറ് പറഞ്ഞത് കേട്ട് അയാള്‍ വിയര്‍ത്തു. തല കുനിഞ്ഞുപോയി. 'തീരെ പഠിക്കില്ല കേട്ടോ. അക്ഷരങ്ങള്‍ തന്നെ കൂട്ടിയെഴുതാനറിയില്ല സാറിന്‍റെ മുഖം നോക്കാനാവാതെയിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഉപദേശം. 'വീട്ടില്‍ നിന്നു കൂടി ശ്രദ്ധിക്കണം. കുട്ടികള്‍ കൂടുതല്‍ സമയം നിങ്ങളുടെ കൂടെയല്ലേ' 'വീട്ടീന്ന് നോക്കാറുണ്ട് സാറേ, ഇവനെപ്പോഴും പറയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന്. സാറമ്മാരും ടീച്ചര്‍മാരും വന്നില്ലാന്ന്.' 'ഇവനും ഇത് തന്നെയാണ് പറയാറ് സാറേ വേറൊരാള്‍ കൂട്ടിച്ചേര്‍ത്തു. ' ഓ, അതു ശരി, എപ്പഴാണ് ആളില്ലാതെ നിങ്ങള്‍ വെറുതെയിരുന്നത് ക്ലാസിനെയാകെ നോക്കിക്കൊണ്ട് സാറ് ചോദിച്ചു. 'സാറ് കഴിഞ്ഞയാഴ്ച വന്നിരുന്നേയില്ലല്ലോ കുട്ടികള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദം ഉയര്ന്നു. 'സാറേ കഴിഞ്ഞയാഴ്ച മുഴുവന്‍ ഇവളും ഇത് തന്നെയാണല്ലോ പറയുന്നത് രക്ഷിതാക്കളിലൊരാള്‍ സംശയമുന്നയിച്ചു. സാറ് ഓര്‍ത്തെടുത്ത് തന്‍റെ കഴിഞ്ഞ രണ്ട് മാസത്തെ അദര്‍ ഡ്യൂട്ടികള്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. അടുത്ത ഒരാഴ്ച അടുത്ത രണ്ട് ഉപജില്ല കളില്‍ യുവജനോത്സവങ്ങള്‍. പിന്നെ ഒരാഴ്ച സ്വന്തം ഉപ ജില്ലയിലും മറ്റ് ഉപജില്ല കളിലുമായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. റ്റി മേളകള്‍. അതു കഴിഞ്ഞ് ഒരാഴ്ച പഞ്ചായത്ത് കേരളോത്സവങ്ങള്‍. പിന്നെ ബ്ലോക്ക് കേരളോത്സവങ്ങളും. ഇപ്പറഞ്ഞതിന്‍റെയൊക്കെ ജില്ലാ തല മേളകളില്‍ സാറ് തുടര്‍ന്ന് അദര്‍ ഡ്യൂട്ടിക്കാരനായി. അതു കൊണ്ടാണ് സാറ് പറഞ്ഞത് കുട്ടികളുടെ കാര്യ ത്തില്‍ അവരവരുടെ രക്ഷിതാക്കള്‍ കുറെക്കൂടി ശ്രദ്ധചെലുത്തണമെന്ന്. മലയപ്പുലയന്‍ തന്‍റെ മകനെ തിരിഞ്ഞൊന്നു നോക്കി. അപ്പോഴയാള്‍ കണ്ടത് വാതിലിനടുത്ത് ടൈ കെട്ടി തിളങ്ങുന്ന യൂണിഫോമുമണിഞ്ഞ് ഒരു കുട്ടി നില്‍ക്കുന്നതാണ്. അവന്‍ സാറിനെ നോക്കി വിളിച്ചു. അവന്‍റെ കഴുത്തില്‍ തൂങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് ആ ക്ലാസിലാകെ പ്രഭ പരത്തി. മന്‍സൂര്‍ (കാള്‍ മി ഹലോ ) പതിവുള്ള മുറി ഒതുക്കലും അടിച്ചു വാരലിന്റേയും ഇടയില്‍ എന്റെ സഹമുറിയന്‍ ഒരു തുണികൊണ്ട് മച്ചിലെ കത്തിനിന്ന ബള്‍ബ് പൊടി തുടയ്ക്കുന്നതിനിടെയാണ് യാദൃശ്ചികമെന്നോണം അത്ഫ്യൂസായത്. അപ്പൊതന്നെ അവന്‍ താഴെ കടയില്‍ പോയി പുതിയൊരു ബള്‍ബ് വാങ്ങി മാറ്റിയിട്ട ശേഷം ഫ്യൂസായ ബള്‍ബ് ഊരി ചവറ്റു കുട്ടയിലേയ്ക്ക് ഒറ്റയേറ് സ്വാഭാവികം.. അല്ല, നമ്മുടെ സൗഹൃദങ്ങളും പ്രത്യേകിച്ച് ബൂലോകത്തില്‍ ഒരര്‍ത്ഥത്തില്‍ ഈ ബള്‍ബ് പോലെയല്ലേ നല്ല പോസ്റ്റുകള്‍ വരുമ്പോള്‍ അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, നമ്മുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ നന്ദി രേഖപ്പെടുത്തുക. ഗൂഗിള്‍ ടാക്കിലെ പച്ചവെളിച്ചത്തില്‍ കണ്ടാല്‍ കുശലാന്വഷണങ്ങള്‍ നടത്തുക. പക്ഷേ, കുറച്ചുനാള്‍ ഇവിടെ വരാനാവാതിരുന്നാള്‍ അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മള്‍ ആ സുഹൃത്തിനെ മറവിയുടെ ചവിറ്റു കൊട്ടയിലേക്ക് മാറ്റിവയ്ക്കുന്നു. പിന്നെ കുറേ കഴിയുമ്പോള്‍ അത് പെരുകി നറയുമ്പോള്‍ അവിടുന്ന് മറ്റൊരിടത്തേയ്ക്ക് എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും. പൊതുവായ കാര്യമല്ല, മറിച്ച് ഇതൊരുപക്ഷേ എന്റെ മാത്രം സ്വഭാവ ലക്ഷണമായിരിക്കാം. ഇത്രയും തോന്നാന്‍ കാരണം. ബൂലോകത്ത് നിന്നും എനിക്ക് കിട്ടിയ കുറെ നല്ല സുഹൃത്തുക്കളില്‍ ഒരാളായ, മഴത്തുള്ളിക്കിലുക്കം, മധുരനൊമ്പരം, നിറക്കുട്ട് തുടങ്ങിയ കുറെ നല്ല ബ്ലോഗുകളിലൂടെ ബൂലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്ന മന്‍സൂര്‍ (callmehelo) നെ ഇപ്പോ കാണാറെ ഇല്ല. നാട്ടില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ദിനേന SMS ലൂടെ മനോഹരമായ വരികളില്‍ മുടങ്ങാതെ ശുഭദിനം നേര്‍ന്നു സൗഹൃദം അകലാനനുനവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മന്‍സൂറിനെ അവന്റെ നാട്ടിലെ നമ്പരിലും ഈമെയിലിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഒരുപക്ഷേ ജോലിത്തിരക്കോ മറ്റ് വല്ല പരിമിധികളോ ആവാം ബോലോകത്ത് തിരിച്ചും സജ്ജീവമാകാന്‍ കഴിയാത്തത്. എങ്കില്‍, ഇത് കാണുന്നുനെങ്കില്‍ മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. ബ്രാന്‍ഡാലയമാണെന്ന് പറഞ്ഞത് രാം മോഹന്‍ പാലിയത്തും. അത് ആദ്യം പറഞ്ഞയാളെ ഓര്‍ക്കുന്നതിനും വേണത് മാന്യതയാണ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, മാത്യഭൂമി കവര്‍ സ്റ്റോറിയായി കൊടുത്ത കേരളം ബ്രാന്‍ഡാലയം എന്ന ലേഖനം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദാണ് ആ പ്രയോഗം ആവര്‍ത്തിച്ചത്. അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രം ഈ കുറിപ്പ് ഇന്നു കേരളപ്പിറവി ദിനമാണ്‌. ഐക്യ കേരളമുണ്ടായിട്ട്‌ ഇതു അൻപത്തിരണ്ടാം വർഷം. കേരളത്തിനും എന്റെ ഭാഷക്കും നമോവാകം എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു അഗ്രഗേറ്ററുകള്‍ ചതിക്കുന്നതിനാല്‍ ഇത്‌ ഒരു ലിങ്കാക്കി കൊടുക്കുന്നു. സഭയ്ക്ക് നമസ്കാരം. ഇതുവരെയുള്ള വിവരം വിശ്വസിച്ചാല്‍ ബൂലോഗ ക്ലബ്ബ് നിയന്ത്രിക്കാനോ നടത്താനോ ആര്‍ക്കും കഴിയില്ല, അല്ലെങ്കില്‍ കഴിയുന്ന ആളുകള്‍ അത് പുറത്താരോടും പറയാന്‍ തയ്യാറില്ല. ഇതിനു ഒരു അഡ്മിനെ ഉണ്ടാക്കിയെടുത്താല്‍ തന്നെ പുതിയ ബ്ലോഗര്‍ സം‌വിധാനത്തില്‍ പരമാവധി നൂറു അംഗങ്ങളേ ഒരു ടീം ബ്ലോഗിനു ചേര്‍ക്കാനാവൂ എന്നതിനാല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനാവില്ല (നിവില്‍ പത്തുമുന്നൂറു പേര്‍ ഉണ്ടെന്ന് തോന്നുന്നു) ഒരു നിയന്ത്രണവുമില്ലാത്ത, പ്രത്യേകിച്ച് ഒരു സ്ഥാപിതലക്ഷ്യവുമില്ലാത്ത, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്ത ഒരിനര്‍നെറ്റ് മൂല അപകടകരമായ സ്ഥലമാണ്‌. ഈയിടെയായി വന്ന പോസ്റ്റുകള്‍ മിക്കതും ഇട്ടയാള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു കാരണം സിമ്പിള്‍- അവനവന്റെയോ മറ്റാരുടെയെങ്കിലുമോ പോസ്റ്റിലെഴുതാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇവിടെ കമന്റായോ പോസ്റ്റ് ആയോ കൊണ്ടു തള്ളാം. രണ്ട് നിലവിലുള്ള മെംബര്‍മാര്‍ സ്വയം മെംബര്‍ഷിപ്പ് അണ്‍സബ്സ്‌ക്രൈബ് ചെയ്യുക മൂന്ന്: ശേഷം ആരും ഇവിടെ വരുന്ന പോസ്റ്റുകള്‍ വായിക്കരുത്, കമന്റരുത്. യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്ത്തിച്ച് തുടങ്ങി. 1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം 2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച pageതുറന്നു കാണിക്കും. 3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു് 5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം 6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു. അക്ഷരത്തെറ്റുകള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ബൈബിള്‍ സന്ദര്‍ശിച്ച്, ഉപയോഗിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഐശ്വര്യറായിയുടെ പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത് അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ. ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്. Labels: പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത്, മനോരമ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മലയാളം വെബ് പേജുകള്‍ യുണികോഡിലേക്ക് മാറ്റിയിരിക്കുന്നു! മലയാളത്തിന്റെ നാള്‍വഴിയിലെ ഈ ചരിത്രപ്രധാനമായ സംഭവം ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ? മീര ഫോണ്ടിന്റെ വെബ് പേജ് എംബെഡ്ഡെഡ് രൂപമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. താമസിയാതെ മാതൃഭൂമിയും സ്വന്തമായി വടിവൊത്ത് ഭംഗിയുള്ള മലയാളക്കുളിരുള്ള യുണികോഡ് ഫോണ്ടുകള്‍ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം അല്ലേ? Labels: മലയാളം യുണിക്കോഡ് മാതൃഭൂമി ദിനപ്പത്രം മീര ഫോണ്ട് മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍ 2004 മുതല്‍ 2008 വരെയുള്ള 676 ബ്ലോഗുകളാണു് സൂചികയില്‍ ഇപ്പോള്‍ ഉള്ളത് 2006 Sept മുതല്‍ 2006 Feb വരെ ലേഖനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണപ്പെട്ടു. June 2007 മുതല്‍ പിന്മൊഴികളുടെ എണ്ണം കുത്തനെ ഉയരുന്നതായി കാണപ്പെട്ടു. ഈ സമയത്താണു് pinmozhi എന്ന പിന്മൊഴി ശേഖരണ സംവിധാനം നിര്ത്തലാക്കുന്നത്. അപ്പോള്‍ aggragators വായനക്കരെ ഉണ്ടാക്കും എന്നല്ലാതെ participation കൂട്ടുന്നില്ലാ എന്ന് വെണമെങ്കില്‍ മനസിലാക്കാം. അതോ വായനക്കാര്‍ എഴുത്തുകാരായി മാറിയോ? August 2006ല്‍ 89 പുതിയ മലയാളം ബ്ലോഗുകള്‍ തുടങ്ങിയത്. മലയാളം ബ്ലോഗിന്റെ ചുരുങ്ങിയ കലയളവില്‍ ഇത് ഒരു സുവര്ണ്ണകാലമായിരുന്നു. പക്ഷെ ബ്ലോഗിന്റെ എണ്ണം കൂടിയതനുസരിച്ച് ലേഖനങ്ങള്‍ കൂടിയില്ല. 688 ബ്ലോഗുകളില്‍ നിന്നും 10 പോസ്റ്റിനു താഴെയുള്ള ബ്ലോഗുകളുടെ എണ്ണം 289 വിവാദങ്ങള്‍ ബ്ലോഗിന്റെ popularity കൂട്ടും എന്നതിനു് പ്രത്യേകം തെളിവുകള്‍ വേണ്ട എന്ന് തോന്നുന്നു. എങ്കിലും കഴിഞ്ഞ രണ്ടു മാസം മലയാളം ബ്ലോഗ് പില്കാലത്തിനേക്കാള്‍ സജ്ജീവമായിരുന്നു. ഇപ്പോള്‍ സൂചികയില്‍ clickthru ശേഖരിക്കുന്നുണ്ട്. അതായത് soochika വഴി ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നുണ്ട്. RSS Feed വളരെ പ്രധാനപെട്ട ഒരു സംവിധാനമാണു്. Soochika പ്രവര്ത്തിക്കുന്നത് ബ്ലോഗുകളുടെ RSS feed വഴിയാണു്. Soochika തുടങ്ങിയതിനു ശേഷം ചില ബ്ലോഗില്‍ നിന്നും RSS feedകള്‍ publish ചെയ്യുന്നില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. Blog Feed publish ചെയ്യുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു്. Soochika Feedഉകള്‍ sequentialആയിട്ടാണു് ശേഖരിക്കുന്നത് ഈ sequencനു തടസം നേരിടുമ്പോള്‍, തടസം നേരിട്ട് blogഉകള്‍ soochika ഒരു blocked listലേക്ക് മാറ്റും. ഭാവിയില്‍ ഈ ബ്ലോഗുകള്‍ soochikയില്‍ പ്രത്യക്ഷപെടുകയില്ല. Blog Feed പുബ്ലിഷ് ചെയ്യണ്ടാ എന്ന ബ്ലോഗ് ഉടമയുടെ താല്പര്യം കണക്കിലെടുത്താണു് ഈ സ്മവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം ഉറച്ചതായിരിക്കണം കാരണം ഈ ജന്മം ആ ബ്ലോഗ് മാത്രമല്ല Block ചെയ്ത Blogല്‍ നിന്നും എല്ല postകളും, commentകളും അഴിച്ചുകളയുകയും ചെയ്യുന്നതായിരിക്കും. ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച ആവശ്യമുള്ള ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1) ഇപ്പോള്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു" എന്ന linkല്‍ അമര്ത്തിയാല്‍ ചേര്‍ക്കാനുള്ള ബ്ലോഗിന്റെ എണ്ണം എടുത്ത മാറ്റി. ബ്ലോഗ് ലേഖനങ്ങളോടൊപ്പം 500 പഴയ ലേഖനങ്ങളും 500 പിന്മൊഴികളും ചേര്‍ക്കുന്നതാണു്. 2) സൂചിക പലരും ഒരു aggregator ആയി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയിന്നു. ഇപ്പോള്‍ Feed ശേഖരിക്കുന്നതിന്‍റെ cycle time 15 മിനിട്ടാണു്. ഇത് ഒരു നല്ല സംവിധാനമല്ല എന്ന് ഞാന്‍ കരുതുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍. താല്പര്യമുള്ളവര്‍ ഓരോരുത്തരും ഒരു Widget സ്വന്തം ബ്ലോഗില്‍ ചേര്ത്താല്‍ ബ്ലോഗ് സന്ദര്‍ശകര്‍ ആ ബ്ലോഗുകള്‍ സന്ദ്രശിക്കുന്ന ഉടന്‍ തന്നെ Feed update ആകും. ഞാന്‍ soochika host ചെയ്യുന്ന serverന്റെ processor loadഉം trafficഉം കുറയുകയും ചെയ്യും. ഈ വിധത്തില്‍ processing distribute ചെയ്യാനും സാധിക്കും. എല്ലാ processingഉം ഒരു serverല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സമൂഹം മുഴുവനും ഈ ക്രിയ ചെയ്യുന്നതല്ലെ അതിന്റെ demoകുന്ത്രാഫിക്കേഷന്‍. 3) കട്ടും മോട്ടിച്ചും ഉണ്ടാക്കിയ ചില ബ്ലോഗുകള്‍ soochikaയില്‍ നിന്നും ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല blog സ്വഭാവമില്ലാത്ത ചില ബ്ലോഗുകളും നിരോധിച്ചിട്ടുണ്ട്. ഉദാഹരണം a) ബ്ലോഗ് 'മുയ്മനും' അച്ചടിച്ച് മാസികകള്‍ scan ചെയ്ത് വെച്ചിരിക്കുന്ന blogകള്‍ b) മലയാളികള്‍ മലയാളത്തില്‍ അല്ലാതെ 'മൊണ്ടി' ഇങ്ക്ലീഷിലും മങ്ക്ലീഷിലും എഴുതുന്ന blogകള്‍. c) മറ്റ് മാദ്ധ്യമങ്ങളില്‍ നിന്നും ലേഖനങ്ങള്‍ കഷ്ടപ്പെട്ട CTRL+C CTRL+V അടിച്ച ഒപ്പിച്ച blogകള്‍. soochikaയില്‍ ബ്ലോഗുകള്‍ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം തല്ക്കാലം soochika പടച്ചവനായ ഈ ഞാന്‍ ആണു തീരുമാനിക്കുന്നത്. ഭാവിയില്‍ ഈ തീരുമാനം voteingലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ വിട്ടുതരുന്നതിനെ കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം. 4) ഏറ്റവും പുതിയ ബ്ലോഗുകള്‍ എന്ന ഒരു പുതിയ link ചേര്ത്തിട്ടുണ്ട്. 5) സന്ദര്‍ശകനു് soochika വിട്ട് പുറത്തു പോകാന്‍ ഇപ്പോള്‍ രണ്ട് വഴികള്‍ മാത്രമെ കൊടിത്തിട്ടുള്ള 1) ലേഖനത്തിലുള്ള link വഴി. 2) പിന്മൊഴിയിലുള്ള link വഴി. ഈ രണ്ട് linkകുകളും ഒരു clickthru script കഴിഞ്ഞശേഷമാണു് പുറത്തേക്ക് പോകുന്നത്. ഇതു വഴി സന്ദര്‍ശകര്‍ അമര്ത്തി പുറത്തു പോകുന്ന linkഉകളും ശേഖരിക്കാനാവും. അതു വഴി എത്രപേര്‍ ഏത് ലേഖനങ്ങളും, പിന്മൊഴികളും വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. ഇതുവഴി എത്രപേര്‍ ഒരു പിന്മൊഴി വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. soochika അടുത്തു തന്നെ ഈ വിവരവും പ്രസിദ്ധികരിക്കുന്നതായിരിക്കും 6) Page navigation ചേര്ത്തിട്ടുണ്ട്. ഉടന്‍ തന്നെ വിശതമായ searchഉം ചേര്‍ക്കുന്നതാണു്. XML/RSS feed ഉടന്‍ തന്നെ സൃഷ്ടിക്കുന്നതായിരിക്കും. നിര്‍ദ്ദേശങ്ങള്‍ അറിയിച്ച, eevuran, sajith, haree, എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുക്കൊള്ളുന്നു. ക്ലബ്ബ് മെംബര്‍ഷിപ്പ് എന്ന ത്രെഡ് തുടങ്ങിയത് ഞാനായതുകാരണം മെംബര്‍ഷിപ്പ് വേണമെന്നാവശ്യപ്പെട്ടുള്ള ഈമെയിലുലക്ക് എനിക്ക് ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്‌. ഞാന്‍ ലിതിന്റെ അഡ്മിനല്ലാത്തതുകാരണം മെമ്പ്രഷിപ്പ് കൊടുക്കാന്‍ പ്രിവിലേജ് ഉള്ള ബൂലോഗന്‍ ആരാണെന്ന് കാണാനും മേല. ആരാണു ഉത്തരവാദിത്വത്തില്‍ പെട്ടു കിടക്കുന്നവര്‍ എന്ന് അറിയിച്ചാല്‍ എല്ലാം കൂടെ ഫോര്വേര്‍ഡ് ചെയ്യാമായിരുന്നു, അതുപോലെ മെംബര്‍ഷിപ്പ് പോസ്റ്റ് ഒന്നു പുതിക്കി ഇനി ആരെ കോണ്ടാക്റ്റ് ചെയ്യണം എന്നു കാണിച്ച് ഇട്ടാല്‍ ബ്ലോഗന്മാര്‍ തപ്പിത്തപ്പി നടക്കേണ്ടിയും വരത്തില്ല. അതുപോലെ കൈപ്പള്ളിയുടെ സ്റ്റാറ്റിസ്റ്റിക്സു പിടി യന്ത്രത്തില്‍ ക്ലബ്ബ് വലിയ ആക്റ്റീവിറ്റി ഉള്ള സ്ഥലമാണെന്ന് കാണുന്നു, അഡ് ബാനര്‍ വല്ലോം ഇട്ടാല്‍ ബൂലോഗ കാരുണ്യത്തിനോ അതുപോലെ വല്ല ചാരിറ്റിക്കോ ചുമ്മ കാശും പിരിഞ്ഞു കിട്ടും (നിര്‍ദ്ദേശമൊന്നുമല്ല, ഐഡിയ ആര്‍ക്കും ഉദിക്കാമല്ലോ.) ഉ: ഇങ്ങ് വാ വെടിവെച്ചാ ഞാന്‍ ബോംബെറിയും.പിന്നെ കരിങ്കൊടിവീശും അഡ്മിന്‍സിന്റെ താരകങ്ങള്‍ക്കിടേല്‍ പറഞ്ഞേക്കം.പറ്റിയാ‍ കോലവും കത്തിക്കും.പറ്റിയാ ഒന്ന് നീട്ടി കരയേം ചെയ്യും കഴിഞ്ഞ വർഷം ആ കേക്കിൻ കഷ്ണം കഴിച്ചപ്പോൾ അറിഞ്ഞില്ല, ഇത്തവണ അവളെന്റെയാകുമെന്ന്; ആദിത്യൻ ജയന്റെ വാക്കുകൾ – Online Malayali ഇനിയൊരു പുനർജ്ജന്മം ഉണ്ടെങ്കിൽ രാധികയുടെ ഭർത്താവ് ആയി ജനിക്കണം; സുരേഷ് ഗോപി പ്രണവ് ഇങ്ങനെ ത്യാഗം ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല; സുചിത്ര… അയാൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്നെ ഉപയോഗിച്ചു; സിനിമ ജീവിതം തകർന്നതിനെ… നിങ്ങളുടെ പഴയ ചിത്രങ്ങൾ നോക്കി വ്യാകുലപ്പെടുകയാണോ; തന്റെ ഇപ്പോഴുള്ള കോലം… വെറും പതിനഞ്ച് ദിവസംകൊണ്ട് ചാടിയ വയർ കുറച്ച് അർച്ചന കവി; അതിന്റെ രഹസ്യം ഇതാണെന്നും… 22 കിലോ കുറച്ചു മോഹൻലാലിന്റെ മകൾ; കോണിപ്പടികൾ കയറുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ; തടി… മാറിടം കുറക്കാനും തൂങ്ങിയത് ദൃഢമാക്കാനും ആഗ്രഹിക്കുന്നുവോ; ഇതാ ഒരു അടിപൊളി ടിപ്പ് കഴിഞ്ഞ വർഷം ആ കേക്കിൻ കഷ്ണം കഴിച്ചപ്പോൾ അറിഞ്ഞില്ല, ഇത്തവണ അവളെന്റെയാകുമെന്ന്; ആദിത്യൻ ജയന്റെ വാക്കുകൾ കഴിഞ്ഞ വർഷം ആ കേക്കിൻ കഷ്ണം കഴിച്ചപ്പോൾ അറിഞ്ഞില്ല, ഇത്തവണ അവളെന്റെയാകുമെന്ന്; ആദിത്യൻ ജയന്റെ വാക്കുകൾ ജനുവരിയിൽ സീരിയൽ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദിത്യൻ ജയൻ അമ്പിളി ദേവിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്, തുടർന്ന് ഒട്ടേറെ വിവാദങ്ങൾ വാദ പ്രതിവാദങ്ങളും എല്ലാം ഉണ്ടായി എങ്കിൽ കൂടിയും അതെല്ലാം മറികടന്നു ഇപ്പോൾ ഒരുവരും ഒന്നാണ്. തങ്ങളുടെ ജീവിതത്തിലെ പുതിയ അഥിതിക്ക് ഉള്ള കാത്തിരിപ്പിൽ ആണ് ഇരുവരും, ആദിത്യൻ ജയനൊപ്പമുള്ള വിവാഹത്തിന് ശേഷം അമ്പിളി ദേവി ഗർഭിണി ആകുകയും തുടർന്ന് സീരിയലിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് അമ്പിളി ഇപ്പോൾ. സെപ്റ്റംബർ 2ന് ആയിരുന്നു, അമ്പിളി ദേവിയുടെ ജന്മദിനം, ജന്മദിനത്തിൽ ആശംസകൾ നേർന്ന് ആദിത്യൻ ജയൻ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു ഇപ്പോൾ വൈറൽ ആകുന്നത്. കഴിഞ്ഞ വർഷം സീത ലൊക്കേഷനിൽ അമ്പിളിയുടെ birthday പ്രൊഡ്യൂസർ ബിനു ചേട്ടൻ കേക്ക് cut ചെയ്യാൻ വിളിക്കുമ്പോൾ ആണ് ഞാൻ അറിയുന്നത്, അന്ന് കൂട്ടത്തിൽ ഒരു കക്ഷണം കേക്കും കിട്ടി ആശംസകൾ പറഞ്ഞ് മടങ്ങി, പക്ഷെ ഈ കൊല്ലം എന്റെ oppam ആകുമെന്നും എനിക്ക് സ്വന്തം ആകുമെന്നും ഈശ്വരൻ സത്യം അറിഞ്ഞില്ല oppam എനിക്ക് ഒരു “കുഞ്ഞു സമ്മാനം”അതുകൊണ്ട് അല്പം പഴഞ്ചൻ രീതി ആണേലും ഈ കൊല്ലം എന്റെ കുഞ്ഞിന് ഇരിക്കട്ടെ “ഉമ്മ”Happy birthday ambilikutty കഴിഞ്ഞ വർഷം സീത ലൊക്കേഷനിൽ അമ്പിളിയുടെ birthday പ്രൊഡ്യൂസർ ബിനു ചേട്ടൻ കേക്ക് cut ചെയ്യാൻ വിളിക്കുമ്പോൾ ആണ് ഞാൻ… ഇയാൾക്ക് 68 വയസ്സോ, മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് വിദേശികൾ പ്രായം പറഞ്ഞപ്പോൾ; വ്യത്യസ്തമായ ബർത്ത് ഡേ പ്രൊമോഷനുമായി ആരാധകർ കൊതുകും മറ്റ് പ്രാണികളുടെയും ശല്യം ഉണ്ടോ, ഇതൊന്ന് ചെയ്ത് നോക്കൂ; വീടിന്റെ അയലത്ത് പോലും ഉണ്ടാവില്ല പ്രാണികൾ അമേരിക്കയിൽ അഭയജീവിതം നയിക്കുന്ന ഒറാസിയോ കാസ്റ്റെയാനോഷ് മോജ എല്‍ സല്‍വദോറില്‍ നിന്നുള്ള എഴുത്തുകാരന്റെ നോവലിനെ കുറിച്ച് യുവാവായ ഒറാസിയോ കാസ്റ്റെയാനോഷ് മോജ (Horacio Castellanos Moya) സാന്‍ സല്‍‌വദോറിലെ നടപ്പാതയിലൂടെ പോകുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ചേര്‍ന്ന ഒരു ജാഥ കാണുന്നു. ആവേശപൂര്‍‌വം മുദ്രാവാക്യം മുഴക്കി നീങ്ങിയ നിരായുധരായ അവര്‍ക്കു നേരെ, പൊടുന്നനെ പുരപ്പുറത്തു പ്രത്യക്ഷപ്പെട്ട പട്ടാളം, ഇരുവശത്തു നിന്നും വെടിയുതിര്‍ക്കുന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന, മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട, ആഭ്യന്തരയുദ്ധത്തിന്റെ (സിവില്‍ വാർ) തുടക്കമായിരുന്നു അത്. മറ്റുള്ളവരെപ്പോലെ ഓടി രക്ഷപ്പെട്ട മോജ നാടുവിട്ടു. യുദ്ധാനന്തരം തിരിച്ചു വന്നെങ്കിലും നോവലുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ വധഭീഷണി കാരണം വീണ്ടും രാജ്യം വിടേണ്ടിവന്നു. ഗ്യാങ് വാറുകളുടെയും മയക്കുമരുന്നിന്റെയും കൊലപാതകങ്ങളുടെയും പറുദീസയായ എല്‍ സല്‍‌വദോറില്‍ സാഹിത്യ രചന നടത്തുമ്പോള്‍, ചിത്രം/എഴുത്ത്- കാരനായ ജയകൃഷ്ണന്‍ പറഞ്ഞതുപോലുള്ള, ‘നിയോണ്‍ മാജിക്കല്‍ റിയലിസം’ വന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. താന്‍ എഴുതുന്നത് പൊളിറ്റിക്കല്‍ നോവലുകളാണോ എന്ന ചോദ്യത്തിന് പൊളിറ്റിക്സ് എന്ന പദം പോലും പൊളിറ്റീഷ്യന്‍ എന്ന പദത്തോടു ചേര്‍ത്തുവച്ച് ജുഗുപ്സാവഹമായിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. ചെറുപ്പം മുതല്‍ ആഭ്യന്തര യുദ്ധം നേരിട്ടറിഞ്ഞ, ഇടതു സഹയാത്രികനായിരുന്ന താന്‍ എഴുതുന്നുവെന്നേയുള്ളൂ, അത് പൊളിറ്റിക്കല്‍ ആകുന്നത് അതിന്റെ ജനിതകഭാരം കൊണ്ടായിരിക്കും എന്നാണ് മോജയുടെ അഭിപ്രായം. മോജയുടെ “ഡാന്‍സ് വിത്ത് സ്‌നേക്‌സ് ” എന്ന നോവലിനു നാലു ഖണ്ഡങ്ങളാണ്. ഒന്നും നാലും നായകന്റെ ആത്മഗതങ്ങളാണ്. രണ്ടില്‍ പൊലീസ് പ്രൊസീജറും മൂന്നില്‍ മീഡിയയുടെ വിളയാട്ടവുമാണ്. എഡ്‌വേഡ് മയ്ബ്രിജിന്റെ (Muybridge) ആനിമല്‍ ലോക്കോമോഷന്‍ (വര്‍ഷം1887) ആണ് കവര്‍ ചിത്രം. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ സ്റ്റോപ് മോഷന്‍ സങ്കേതമുപയോഗിച്ച് വിവിധ സ്റ്റില്ലുകളാക്കി അനലൈസ് ചെയ്യുന്ന മയ്ബ്രിജ് സങ്കേതമാണ് പില്‍ക്കാലത്ത് സിനേമാ പ്രൊജക്ടറുകളുടെയും വിഷ്വല്‍ ആര്‍ട്ടിന്റെ തന്നേയും ഭാഗധേയം നിര്‍ണ്ണയിക്കുന്നതിനും ഒരു കാരണമായിട്ടുള്ളത്. നോവലില്‍ ഭ്രമാത്മകമായി ചിത്രീകരിച്ചിരിക്കുന്ന സംഭവവികാസങ്ങളെ സമീപിക്കേണ്ടതെങ്ങനെയെന്ന് എഴുത്തുകാരന്‍ നല്‍കുന്ന ആദ്യ സൂചനയാണത്. ഒരു ഗുണവുമില്ലാത്ത സോഷ്യോളജി ഡിഗ്രിയുമെടുത്ത്, അനിയത്തിയുടെ വീട്ടില്‍ കുടിയേറിപ്പാര്‍ത്ത, എദുആര്‍ദോ ഷോഷാ വേലയും കൂലിയുമില്ലാത്തതില്‍ ഖിന്നനാണ്. അദ്ധ്യാപനമല്ലാതെ വേറൊരു പണിക്കും തന്നെ കൊള്ളുകയുമില്ല എന്നും ഷോഷയ്ക്ക ബോദ്ധ്യമുണ്ട്. സിഗരറ്റ് വാങ്ങാന്‍ അപാര്‍ട്ട്മെന്റില്‍ നിന്നും സ്റ്റോറിലേക്ക് പോകുന്ന വഴിയില്‍ പൊട്ടിപ്പാളീസായ ഒരു മഞ്ഞ ഷെവര്‍ലേ കാര്‍ കിടപ്പുണ്ട്. അതും അതിന്റെ ഉടമയും അവിടുത്തെ താമസക്കാരുടെ റെസിഡെന്റ്സിന്റെ) ഗോസിപ്പിനു പാത്രങ്ങളാണ്. ഉല്‍ക്കണ്ഠ കലര്‍ന്ന ഉദ്വേഗം കൊണ്ട് ഷോഷ കാറുടമയെ പരിചയപ്പെടുകയും അയാളെക്കൊന്ന് തികച്ചും സ്വാഭാവികമെന്ന രീതിയില്‍ കാര്‍ കൈവശപ്പെടുത്തുകയുമാണ്. കാറിനകത്ത് കണ്ടെത്തുന്ന രഹസ്യം സംസാരിക്കുന്ന, ഉഗ്രവിഷമുള്ള നാലു പെണ്‍ സര്‍പ്പങ്ങളാണ്. കാറുടമയായ ഹാസിന്തോ ബുഷ്റ്റിയ്യോയുടെ ഐഡന്റിറ്റി സ്വന്തമാക്കി, അതിലൂടെ സര്‍പ്പങ്ങളെ വരുതിയിലാക്കിയ ഷോഷ, കണ്ണില്‍ച്ചോരയില്ലാതെ ആളുകളെക്കൊന്ന്, നാടു മുടിക്കുകയാണ്. സംഹാരതാണ്ഡവത്തിനിടയില്‍ ന്യായീകരണമെന്ന രീതിയിലുള്ള പ്രതികാരമുണ്ട്, അഴിമതിക്കെതിരെയും മറ്റുമുള്ള സാമൂഹ്യപ്രതിബദ്ധതയുണ്ട്, നുണകളും ഊഹങ്ങളും പ്രചരിപ്പിച്ച് ജനത്തെ പറ്റിക്കുന്ന ഭരണകൂടത്തിന്റെ ക്രമസമാധാനപാലന സര്‍ക്കസുണ്ട്, ഇരട്ടത്താപ്പും സെന്‍സേഷണലിസവും മലീമസമാക്കിയ മീഡിയയുടെ പൊളിച്ചടുക്കലുമുണ്ട്. താണ്ഡവമാടി സര്‍പ്പങ്ങളെ അഴിച്ചുവിട്ട് ഷോഷ, പുലര്‍ച്ചെ ഒന്നും സംഭവിക്കാത്തതു പോലെ തിരികെ അപാര്‍ട്ട്മെന്റിലേക്ക് കയറിപ്പോവുകയാണ്. ആഭ്യന്തര യുദ്ധങ്ങളുടെയും സൈനിക അട്ടിമറികളുടെയും ഭൂഖണ്ഡമായ ലാറ്റിന്‍ അമേരിക്കയിലെ എല്‍ സല്‍‌വദോറിലും സ്ഥിതി മറിച്ചായിരുന്നില്ല. ദരിദ്ര ജനങ്ങളും കമ്യുണിസ്റ്റ് ഗറില്ലകളും ഒരുവശത്തും സി ഐ എ സ്പോണ്‍സര്‍ ചെയ്ത ആര്‍മിയും കച്ചവടക്കാരും മറുവശത്തും. ജേണലിസ്റ്റായിരുന്ന മോജ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ആര്‍മിയുടെ കൊടും ക്രൂരതകള്‍ക്കു പോലെത്തന്നെ ഗറില്ലകളുടെ ഇടയിലുള്ള ചേരിപ്പോരിനും രക്തച്ചൊരിച്ചിലിനും മോജ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രൂരമായ നരവേട്ടയ്ക്കു പേരുകേട്ട പല ജനറല്‍മാരും യുദ്ധാനന്തരം, നിസ്സങ്കോചം, സിവില്‍ സ‌ര്‍‌വെന്റ് എന്ന നിലയിലേക്കു മാറുകയും ഗവെൺമെന്റിന്റെയും മീഡിയയുടെയും പ്രൊപ്പഗണ്ടയിലൂടെ ആദരണീയരായി ഭവിക്കുന്നതും, ജനത എല്ലാം മറന്ന് അതാഘോഷിക്കുന്നതും മോജയെ നിരാശനാക്കിയിരുന്നു. യുദ്ധം കഴിഞ്ഞെന്നല്ലാതെ രാജ്യത്ത് ജനാധിപത്യം പുലരുകയോ സ്ഥിതിഗതികളില്‍ മാറ്റം വരികയോ ഉണ്ടായില്ല. ദാരിദ്ര്യവും ഗ്യാങുകളുടെ ഗുണ്ടാവിളയാട്ടവും നിഷ്ഠൂരമായ കൊലപാതകങ്ങളും അങ്ങനെത്തന്നെ തുടരുകയാണുണ്ടായത്. ബൂം കഴിഞ്ഞ്, മാജിക്കല്‍ റിയലിസത്തില്‍ നിന്നു കുതറിമാറി, ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ക്ക് പുതിയ സങ്കേതങ്ങള്‍ കണ്ടെത്തേണ്ടതായുണ്ടായിരുന്നു. മക്കോണ്ടോയേക്കാളും യു. എസിലെ ഏതെങ്കിലുമൊരു നഗരവുമായാണ് അവരുടെ എഴുത്തുകള്‍ താദാത്മ്യം പ്രാപിക്കുക. നോവലിലെ മഞ്ഞ നിറമുള്ള ഷെവര്‍ലേ കാര്‍ സി ഐ എ ഇറക്കുമതി ചെയ്ത അമേരിക്കന്‍ ഡ്രീമിന്റെ/ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ്. അരാജകത്വത്തിലും അരുംകൊലകള്‍ക്കുമിടയില്‍ ഒറ്റപ്പെട്ടു പോവുന്ന യുവാക്കളുടെ നിരാശയും രോഷവും അവരെക്കൊണ്ടെത്തിക്കുന്നത് മയക്കുമരുന്നുകളിലും ഗ്യാങുകളിലുമാണ്. വയലന്‍സിനാല്‍ വശീകരിക്കപ്പെട്ട് ചിത്തഭ്രമം ബാധിച്ചപോലെയാവുന്ന അവരുടെ മനോവ്യാപാരങ്ങളല്ലേ സര്‍പ്പങ്ങളുടെ വിളയാട്ടത്തില്‍ കാണാനാവുന്നത്? ന്യായീകരണമില്ലാത്ത യുദ്ധങ്ങളില്‍ ആര്‍ക്കും ആരുവേണമെങ്കിലു‍മാവാമെന്നും മറയൊന്നുമില്ലാതെ കാട്ടാവുന്ന കൊടും ക്രൂരതകള്‍ക്ക് എക്കൗണ്ടബിലിറ്റി വേണ്ടിവരില്ലെന്നും ഏറെക്കുറെ അംഗീകരിക്കപ്പെട്ടതു പോലെത്തന്നെ, പോപ്പുലര്‍ മെമ്മറിയുടെ ക്ഷണികസ്വഭാവവും യഥാര്‍ത്ഥമായതു തന്നെയല്ലേ? കൊല്ലപ്പെട്ട സര്‍പ്പത്തെ സൂപ്പു വച്ച് കഴിക്കുന്ന ഷോഷാ മദോന്മത്തനാവുന്നുണ്ട്; സര്‍പ്പങ്ങളോടൊത്തുള്ള രതിനൃത്തവും മറ്റും മെരിഹ്വാന (Marijuana) യുടെ മായയായിരിക്കുമോ? പാമ്പിന്‍ വിഷം നേര്‍പ്പിച്ച് മയക്കുമരുന്നായി റേവ് പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്നത് വാര്‍ത്തയല്ലാതായിക്കഴിഞ്ഞ വസ്തുതയല്ലേ? അതുമല്ല, സര്‍പ്പങ്ങളുടെ ആക്രമണം മീഡിയ നിര്‍മ്മിച്ച ബ്രേക്കിങ് ന്യൂസ് സ്ക്രോളുകള്‍ മാത്രമായിരിക്കുമോ? പാവ ഗവെൺമെന്റിനും പട്ടാള ഭരണത്തിനും വലുതെന്തെങ്കിലും മറച്ചു വയ്ക്കാനുണ്ടായതു കൊണ്ടായിരിക്കുമോ ഈ വയലന്‍സ്? ഭ്രമാത്മകമായ മാജിക്കല്‍ റിയലിസത്തിന്റെ റോളര്‍കോസ്റ്റര്‍ റൈഡ് അനുഭവിക്കണമെങ്കില്‍ നോവല്‍ വായിക്കൂ! ഹൊണ്ടൂറസില്‍ ജനിച്ച ഒറാസിയോ കാസ്റ്റെയാനോഷ് മോജ എല്‍ സല്‍വദോറില്‍ നിന്നുള്ള എഴുത്തുകാരനാണ്; അമേരിക്കയില്‍ അഭയജീവിതം. അഞ്ചുനോവലുകള്‍ക്ക് ഇംഗ്ലീഷ് വിവര്‍ത്തനം വന്നിട്ടുണ്ട്. Biblioasis ആണ് ഡാന്‍സ് വിത്ത് സ്‌നേക്‌സ് പ്രസാധനം (2009) ചെയ്തിരിക്കുന്നത്. വിവാദങ്ങൾക്കിടെ ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളുടെ രാജിക്കത്ത് തപാൽ വഴി സെക്രട്ടറിക്ക് വിവാദങ്ങൾക്കിടെ ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളുടെ രാജിക്കത്ത് തപാൽ വഴി സെക്രട്ടറിക്ക് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം പഞ്ചായത്ത് അംഗത്വവും മിനി നന്ദകുമാർ രാജി വച്ചിട്ടുണ്ട്. വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെ ഇടുക്കി (Idukki) അയ്യപ്പൻകോവിൽ (Ayyappankovil) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ (Minimol Nandakumar) രാജി വച്ചു. തപാൽ മാർഗമാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് (panchayat secretary) രാജിക്കത്ത് (Resignation Letter) അയച്ചത്. പ്രസിഡന്റ് സ്ഥാനത്തിനൊപ്പം പഞ്ചായത്ത് അംഗത്വവും മിനി നന്ദകുമാർ രാജി വച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജിക്കത്ത് ലഭിച്ചത്. നിയമ സാധുത ഉള്ളതിനാൽ സെക്രട്ടറി കത്ത് സ്വീകരിച്ചു. Also Read- Anupama Baby| അനുപമയുടെ പരാതി ലഭിച്ചിട്ടും തടഞ്ഞില്ല; കുട്ടിയെ ദത്ത് നൽകിയതിൽ ഗുരുതരപിഴവെന്ന് അന്വേഷണ റിപ്പോർട്ട് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഈ മാസം 12 മുതലാണ് മിനി നന്ദകുമാർ അവധിയിൽ പ്രവേശിച്ചത്. ഇതിന് ശേഷം ഇവർ എവിടെയാണെന്ന് വ്യക്തതയുണ്ടായിരുന്നില്ല. ഇതിനിടെ പല പ്രചാരണങ്ങളുമുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞ 18ന് ദൂതൻ വഴി സെക്രട്ടറിയ്ക്ക് രാജിക്കത്ത് നൽകി. എന്നാൽ നിയമപരമായ തടസങ്ങൾ ഉള്ളതിനാൽ സെക്രട്ടറി രാജി സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ സിപിഐയിൽ നിന്ന് മിനി നന്ദകുമാർ രാജി വെച്ചു. ഭരണ സമിതിയ്ക്കുള്ളിലെ അസ്വാരസ്യങ്ങളാണ് പ്രസിഡന്റിന്റെ രാജിയ്ക്ക് കാരണമെന്നാണ് സൂചന. Also Read- Mofia Parveen Death ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ മോഫിയയുടെ പിതാവ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയുള്ള പ്രസിഡന്റിന്റെ രാജിയും ഭരണ പ്രതിസന്ധിയ്ക്ക് കാരണമാകും. 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന്‌- 4, സിപിഐക്ക്‌- 3, കേരള കോണ്‍ഗ്രസ്‌- 1 എന്നിങ്ങനെയാണ്‌ അംഗങ്ങളുള്ളത്‌. മുന്നണി തീരുമാനം അനുസരിച്ച്‌ സിപിഐയ്‌ക്കാണ്‌ ആദ്യ രണ്ടുവര്‍ഷം പ്രസിഡന്റ്‌ സ്ഥാനം. സിപിഐയിലെ മിനിമോള്‍ നന്ദകുമാറിനെയാണ്‌ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌. Also Read- സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ വിളിച്ചത് 'വേശ്യ'യെന്ന്; ഉത്രക്കേസിൽ വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുൻപും നടപടി മിനിമോള്‍ നന്ദകുമാറുമായി സിപിഐയിലെ ഒരംഗവും സിപിഎം അംഗങ്ങളും കൊമ്പുകോര്‍ക്കുന്നത്‌ പതിവാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ സാമ്പത്തിക ബാധ്യതയും ഇവര്‍ക്ക്‌ ഉണ്ടായതായി പറയപ്പെടുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 12ന്‌ അപ്രതീക്ഷിതമായി മിനിമോള്‍ നന്ദകുമാര്‍ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ചത്‌. അവധിക്ക്‌ അപേക്ഷ കിട്ടിക്കഴിഞ്ഞാണ്‌ മറ്റംഗങ്ങള്‍പോലും വിവരം അറിഞ്ഞത്‌. വിവാദങ്ങൾക്കിടെ ഇടുക്കി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോളുടെ രാജിക്കത്ത് തപാൽ വഴി സെക്രട്ടറിക്ക് Omicron ഒമിക്രോണ്‍ വ്യാപനം; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സര്‍ക്കാര്‍ Accident മീൻകുളത്തിൽ വീണ് നാലുവയസുകാരൻ മരിച്ചു; അപകടത്തിൽപ്പെട്ടത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ KSRTC സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി Waqf Board വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം: തീരുമാനത്തില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് സമസ്തയ്‌ക്കൊപ്പമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ Periya Twin Murder| പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു മലയാളി നഴ്സുമാരെ ജര്‍മനി വിളിക്കുന്നു; ആദ്യ ബാച്ച് 2022ൽ Samastha| മുസ്ലിം ലീഗിനെ തള്ളി സമസ്ത; വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍ P Jayarajan ഒരജണ്ടയും നടപ്പാവില്ല: സിപിഎമ്മിന്റെ കരുത്ത് ആര്‍എസ്എസുകാര്‍ക്ക് ബോധ്യമായതാണ്; പി.ജയരാജന്‍ Korean film ദക്ഷിണകൊറിയന്‍ സിനിമ കണ്ട കൗമാരക്കാരന് ഉത്തരകൊറിയയില്‍ 14 വര്‍ഷം തടവ് പടിയില്‍ നിന്ന് വീണ് അമ്മ; ആലോചിച്ച് നില്‍ക്കാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് മൂന്നുവയസ്സുകാരന്‍ Omicron രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകത്തിൽ രണ്ടുപേർക്ക് വൈറസ് ബാധ പുതപ്പ് വിൽക്കാനെത്തി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാരന് 13 വർഷം കഠിനതടവ് The Railway Men ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു; പ്രധാന കഥാപാത്രമായി മാധവന്‍ പത്തനംതിട്ട: ശബരിമലയില്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെയാണ് തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരുമായി ശബരിമല എ ഡി എം അര്‍ജുന്‍ പാണ്ഡ്യന്‍ നിലവിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്തതിരുന്നു. Mullapperiyar മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ തുറന്നു; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത നിര്‍ദേശം പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. തമിഴ്‌നാടിന്‍ മുകളിലായുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്‌നാട്ടിലും ശക്തമായ മഴയാണ് പെയ്യുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. നവംബര്‍ 19 മുതല്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. 22-11-2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് 23-11-2021: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് Sabarimala നിയന്ത്രണം നീക്കി; ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടു തുടങ്ങി Periya Twin Murder തീവ്രവാദികളെ പോലെ ആസൂത്രിത കൊലപാതകം നടത്തുന്ന സംഘമായി സി.പി.എം മാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Omicron ഒമിക്രോണ്‍ വ്യാപനം; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സര്‍ക്കാര്‍ Accident മീൻകുളത്തിൽ വീണ് നാലുവയസുകാരൻ മരിച്ചു; അപകടത്തിൽപ്പെട്ടത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ KSRTC സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി Waqf Board വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം: തീരുമാനത്തില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് സമസ്തയ്‌ക്കൊപ്പമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ Periya Twin Murder| പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ സിബിഐ പ്രതിചേർത്തു മലയാളി നഴ്സുമാരെ ജര്‍മനി വിളിക്കുന്നു; ആദ്യ ബാച്ച് 2022ൽ Samastha| മുസ്ലിം ലീഗിനെ തള്ളി സമസ്ത; വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍ Periya Twin Murder തീവ്രവാദികളെ പോലെ ആസൂത്രിത കൊലപാതകം നടത്തുന്ന സംഘമായി സി.പി.എം മാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 83, ജേഴ്സി, ദംഗൽ, കരാട്ടെ കിഡ്സ്; കളത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങള്‍ Covid 19 സംസ്ഥാനത്ത് ഇന്ന് 4700 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4128; മരണം 66 Korean film ദക്ഷിണകൊറിയന്‍ സിനിമ കണ്ട കൗമാരക്കാരന് ഉത്തരകൊറിയയില്‍ 14 വര്‍ഷം തടവ് പടിയില്‍ നിന്ന് വീണ് അമ്മ; ആലോചിച്ച് നില്‍ക്കാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് മൂന്നുവയസ്സുകാരന്‍ കോടതികളിൽ കേസ് നടത്തിപ്പിന്റെ ഭാഗമായി തെളിവുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും തെളിവുകൾ എന്തൊക്കെയാണെന്നും അവ ആര് ഹാജരാക്കണമെന്നും മറ്റുമുള്ള കാര്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന നിയമമാണ് ഇന്ത്യൻ തെളിവു നിയമം (The Indian Evidence Act കോടതികളിൽ നിയമപരമായി ഉപയോഗിക്കുന്ന വിവിധ രീതികളിലുള്ള തെളിവുകളുടെ സ്വഭാവം, അവ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നിവയെ സംബന്ധിച്ചുള്ള നടപടികളാണ് തെളിവുനിയമത്തിലുള്ളത്. ജമ്മു കാശ്മീർ സംസ്ഥാനമൊഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 2 നിയമം നിലവിൽ വരുന്നതിനു മുൻപുള്ള കാലം 5 കോടതിയിൽ തെളിവ് ഹാജരാക്കുന്ന രീതികൾ തെളിവുനിയമം ഒരു നടപടി നിയമമാണ് (procedural law ഏതെങ്കിലും പ്രത്യേക ആക്റ്റുകളിലോ ചട്ടങ്ങളിലോ തെളിവുകളെ സംബന്ധിച്ചും അവ ഹാജരാക്കുന്ന രീതിയെ സംബന്ധിച്ചും പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ആ നിയമങ്ങളിലെല്ലാം തെളിവുനിയമം ആണ് ബാധകം. 1872-ൽ ഇന്ത്യൻ തെളിവുനിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇന്ത്യയിൽ ഐകരൂപ്യമുള്ള ഒരു തെളിവുനിയമം ഉണ്ടായിരുന്നില്ല. ഇന്ത്യൻ തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കിയത് സർ ജയിംസ് സ്റ്റീഫൻ ആണ്. അതിനുമുമ്പ് തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കാനുള്ള പല സംരംഭങ്ങളും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല. നിയമം നിലവിൽ വരുന്നതിനു മുൻപുള്ള കാലംതിരുത്തുക ഇന്ത്യൻ തെളിവുനിയമത്തിന്റെ ആവിർഭാവത്തിനുമുമ്പ് പ്രസിഡൻസി ടൗണുകളായ ബോംബെ (മുംബൈ മദ്രാസ്, കൽക്കത്ത (കൊൽക്കത്ത) എന്നിവിടങ്ങളിലെ കോടതികളിൽ ഇംഗ്ളിഷ് തെളിവുനിയമം ഉപയോഗിച്ചുവന്നു. മറ്റു പ്രദേശങ്ങളിൽ കീഴ്വഴക്കങ്ങളനുസരിച്ചും പഴയ റെഗുലേഷനുകളനുസരിച്ചും മുഹമ്മദൻ ലോ അനുസരിച്ചും പരമ്പരാഗതമായി ഇന്ത്യയിൽ നിലനിന്നിരുന്ന നടപടികൾ പിന്തുടർന്നും തെളിവുകൾ സ്വീകരിച്ചുവന്നു. ഇന്ത്യൻ തെളിവുനിയമം ഉണ്ടായതോടുകൂടി ജമ്മു-കാശ്മീർ ഒഴികെയുള്ള എല്ലാ ഇന്ത്യൻ പ്രദേശങ്ങൾക്കും ബാധകമായ ഒരു തെളിവു നിയമം ഉണ്ടായി. 11 അധ്യായങ്ങളും 167 സെക്ഷനുകളും ഉള്ള ഇന്ത്യൻ തെളിവുനിയമം വളരെ പ്രത്യേകതയുള്ളതാണ്. ഇന്നുവരെ എടുത്തുപറയത്തക്ക വലിയ ഭേദഗതികളൊന്നും ഈ നിയമത്തിൽ ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള എല്ലാ കോടതികൾക്കും, പട്ടാളകോടതികൾ (courts martial) ഉൾപ്പെടെ, ഇന്ത്യൻ തെളിവുനിയമം ബാധകമാണ്. എന്നാൽ ആർബിട്രേഷൻ നടപടികൾ; കോടതികളിൽ ഹാജരാക്കുന്ന സത്യവാങ്മൂലങ്ങൾ; ആർമി, നേവി, എയർഫോഴ്സ് എന്നീ നിയമപ്രകാരം സ്ഥാപിക്കപ്പെടുന്ന പട്ടാള കോടതികൾ എന്നിവയ്ക്ക് ഈ തെളിവുനിയമം ബാധകമല്ല. നീതിനിർവഹണം നടത്തുന്നതിന് ശരിയായ തെളിവ് ആവശ്യമാണ്. ശരിയായ തെളിവെന്നാൽ നിയമപരമായി അംഗീകരിച്ചിട്ടുള്ളതെന്നാണ് അർഥമാക്കുന്നത്. നേരിട്ടു ബോധ്യപ്പെടുത്താവുന്ന തെളിവും ശരിയായ തെളിവു തന്നെയാണ്. നമ്മുടെ നീതിനിർവഹണത്തിന്റെ അന്തഃസത്ത ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാൻ പാടില്ല എന്നതാണ്. കോടതിക്കു ബോധ്യപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വിവിധ രീതികളിലുള്ള കുറ്റങ്ങൾ, തെറ്റ്, നിയമ ലംഘനം എന്നിവയ്ക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ. നീതി നിർവഹണ പ്രക്രിയയിൽ കോടതിയെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് തെളിവുനിയമം. കോടതികൾ സത്യാവസ്ഥ കണ്ടുപിടിക്കുന്നത് തെളിവുകളിൽക്കൂടി മാത്രമാണ്. തെളിവുകൾ എങ്ങനെ വേണം, രേഖകൾ അഥവാ പ്രമാണങ്ങൾ ആവശ്യമാണോ, അവ എങ്ങനെയാണ് ഹാജരാക്കേണ്ടത്, ആരാണ് ഹാജരാക്കേണ്ടത് എന്നീ കാര്യങ്ങൾ തെളിവുനിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതികൾ തീരുമാനിക്കുന്നു. തെളിവിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്. തർക്കപ്രശ്നവും അതിനോടു പ്രസക്തമായ കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ മാത്രം പരിഗണിക്കുക. ലഭ്യമാകുന്നതിൽ ഏറ്റവും നല്ല തെളിവുകൾ മാത്രം നല്കുക. ഇന്ത്യൻ തെളിവുനിയമത്തെ അതതുകാലങ്ങളിലുള്ള കോടതി വിധികളും നിയമജ്ഞരുടെ വ്യാഖ്യാനങ്ങളും സമ്പുഷ്ടമാക്കിയിട്ടുണ്ട്. കോടതിയിൽ തെളിവ് ഹാജരാക്കുന്നത് വിവിധ രീതികളിലാണ്. നേരിട്ടു ഹാജരായി മൊഴി നല്കി തെളിവു കൊടുക്കുക. പ്രമാണങ്ങൾ, രേഖകൾ, സർട്ടിഫിക്കറ്റുകൾ മുതലായവ ഹാജരാക്കുക. സിവിൽ കോടതികളിലും ക്രിമിനൽ കോടതികളിലും തെളിവു നിയമം ബാധകമാണ്. ക്രിമിനൽ കോടതികളിൽ വലിയ കുറ്റങ്ങൾക്ക് കുറ്റസമ്മതം നടത്തിയാലും തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ശിക്ഷിക്കാൻ പാടുള്ളൂ. തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നല്കാൻ കോടതിക്ക് അധികാരമില്ല. സിവിൽ കോടതിയിൽ വാദിയുടെ തർക്കം പ്രതി സമ്മതിച്ചാൽ മറ്റു തെളിവ് ആവശ്യമില്ല. നേരിട്ട് തെളിവ് ശേഖരിക്കാനും കൃത്യസ്ഥലം പരിശോധിക്കാനും കോടതികൾക്ക് അധികാരമുണ്ട്. ക്രിമിനൽ കോടതികൾ സംഭവസ്ഥലം പരിശോധിച്ച് തെളിവു ശേഖരിക്കാറുണ്ട്. സിവിൽ കോടതികൾ കമ്മിഷണർമാരെ അയച്ച് തെളിവുകൾ കണ്ടെത്തുന്നു. തെളിവുനിയമം നീതിന്യായ സംവിധാനത്തിൽ ഏറ്റവും പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യൻ തെളിവുനിയമം മൂന്നം വകുപ്പ്[1] അനുസരിച്ച് തെളിവ് (evidence) എന്നുപറയുന്നത് താഴെ പറയുന്നവയാണ്. ഒരു പ്രമാണത്തിന്റെ ഉള്ളടക്കമല്ലാത്ത കാര്യങ്ങളെല്ലാം വാക്കാൽ തെളിവിൽ നല്കാവുന്നതാണ്. പ്രമാണങ്ങളിലുള്ള ഉള്ളടക്കം ബോധ്യപ്പെടുത്താൻ പ്രമാണങ്ങൾതന്നെ ഹാജരാക്കുകയും ബന്ധപ്പെട്ട ആളെ വിസ്തരിക്കുകയും വേണം. ആധാരങ്ങൾ, വിലച്ചീട്ടുകൾ, കരാറുകൾ, രസീതുകൾ, സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, പ്ളാനുകൾ എന്നിവയെല്ലാം പ്രമാണത്തെളിവുകളാണ്. പ്രമാണ പ്രകാരമുള്ള തെളിവുകളെ പ്രാഥമിക തെളിവുകൾ primary evidences)[4] എന്നും രണ്ടാംതരം തെളിവുകൾ (secondary evidences 5]എന്നും രണ്ടായി തിരിച്ചിരിക്കുന്നു. അസ്സൽ രേഖകൾ ഹാജരാക്കി തെളിവു നല്കുന്നത് പ്രാഥമിക തെളിവും അടയാള സഹിതം പകർപ്പുകൾ, ഫോട്ടോകോപ്പികൾ എന്നിവ രണ്ടാംതരം തെളിവുകളും ആണ്. അസ്സൽ രേഖകളുടെ അഭാവത്തിൽ രണ്ടാംതരം രേഖകളെയും തെളിവായി കോടതി അംഗീകരിക്കുന്നുണ്ട്. തെളിവുകളെ നേരിട്ടുള്ള തെളിവുകൾ (direct evidences) എന്നും സാഹചര്യത്തെളിവുകൾ (circums-tantial evidences) എന്നും രണ്ടുരീതിയിൽ തരംതിരിച്ചിട്ടുള്ളതായി കാണാം. നേരിട്ടു ലഭിക്കുന്ന തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളെയും ക്രിമിനൽ കോടതികൾ തെളിവായി സ്വീകരിക്കുന്നു. സാഹചര്യത്തെളിവുകൾ വളരെ വ്യക്തമായി പ്രോസിക്യൂഷൻ ഭാഗം തെളിയിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റങ്ങൾ ചെയ്യാനുള്ള ചിന്താഗതി, അതിനുള്ള തയ്യാറെടുപ്പുകൾ, കുറ്റം ചെയ്തതിനു മുമ്പും പിമ്പുമുള്ള പ്രതിയുടെ പെരുമാറ്റം എന്നിവ കോടതി തെളിവിനായി പരിശോധിക്കുന്നു. തിരിച്ചറിയൽ പരേഡ് നടത്തി കുറ്റവാളികളെ തിരിച്ചറിയുക, ഗൂഢാലോചന തെളിയിക്കുക, തൊണ്ടികൾ കണ്ടെടുക്കുക, രാസപരിശോധനാ റിപ്പോർട്ടുകൾ പരിശോധിക്കുക, കുറ്റസമ്മതമൊഴി, ദൃക്സാക്ഷി മൊഴി, ഏകസാക്ഷിയുടെ മൊഴി, കൂറുമാറുന്ന സാക്ഷിയുടെ മൊഴി എന്നീ വസ്തുതകളെല്ലാം ഭംഗിയായി വിശകലനം ചെയ്ത് തെളിവു ശേഖരിക്കുക തുടങ്ങിയവ കേസുകളുടെ ന്യായമായ തീരുമാനത്തിന് ആവശ്യമാണ്. സ്വയംരക്ഷാവാദം, ലൈംഗിക കുറ്റങ്ങൾ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം കോടതി പ്രത്യേകമായി പരിശോധിച്ച് തെളിവു കണ്ടെത്തുന്നു. ക്രിമിനൽ കേസുകളിലും മറ്റും പ്രതി സ്ഥലത്തില്ലായിരുന്നു എന്ന വാദം (alibi evidence) ഒരു പരിധിവരെ പ്രതികൾക്കു സഹായകമാണ്. എന്നാൽ ഇത് തെളിയിക്കേണ്ട ചുമതല ആ വാദം ഉന്നയിക്കുന്ന ആൾക്കാണ്. ഓരോ കേസിന്റെയും വാദങ്ങളുടെയും പ്രത്യേകതയനുസരിച്ച് തെളിവു നല്കേണ്ട ബാദ്ധ്യത മാറിമാറി വരുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഭാഷണം; കക്ഷിയും അഭിഭാഷകനും, രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയം എന്നിവയെല്ലാം പ്രത്യേകതകൾ ഉൾ ക്കൊള്ളുന്നവയാണ്. സാക്ഷികൾ പലവിധക്കാരായുണ്ട്. കുട്ടികളായ സാക്ഷികൾ, ബന്ധുക്കളായ സാക്ഷികൾ, താത്പര്യമുള്ള സാക്ഷികൾ എന്നിവരുടെ മൊഴികളെല്ലാം വിശദമായി വിശകലനം ചെയ്ത് തെളിവ് കണ്ടെത്തുന്നു. കേട്ടറിവ്, മരണമൊഴി, ഡോക്ടറുടെ സർട്ടിഫിക്കറ്റും മൊഴിയും എന്നിവയെല്ലാം തെളിവു നല്കൽ പ്രക്രിയയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കുറ്റം ചെയ്ത ആളുകൾ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊണ്ടികൾ കണ്ടെടുക്കുമ്പോൾ അതിനെ അംഗീകരിക്കാൻ നിയമവ്യവസ്ഥയുണ്ട്. പൊലീസ് നായ്ക്കളുടെ കണ്ടെത്തൽ, രാസപരിശോധനാ റിപ്പോർട്ടുകൾ, ആയുധങ്ങൾ എന്നിവയെല്ലാം തെളിവുനിയമത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. ↑ കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ് ↑ കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ് ↑ കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ് ↑ കേരള മെഡിക്കോ-ലീഗൽ സൊസൈറ്റി വെബ് സൈറ്റ് ഇന്ത്യൻ തെളിവുനിയമം 2009-ലെ ആക്റ്റ് 10 അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ്. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെളിവുനിയമം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡൂ 😋😋 കൊതിയൂറും ലഡൂ ഉണ്ടാക്കാൻ വെറും 10 മിനുട്ട് മതി 👌👌 റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡൂ 😋😋 കൊതിയൂറും ലഡൂ ഉണ്ടാക്കാൻ വെറും 10 മിനുട്ട് മതി 👌👌 റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡൂ 😋😋 കൊതിയൂറും ലഡൂ ഉണ്ടാക്കാൻ വെറും 10 മിനുട്ട് മതി 👌👌 മധുരപലഹാരം എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ലഡ്ഡുവാണ്. ലഡ്ഡുവിന്റെ സ്വാദൊന്നു വേറെ തന്നെയാണ്. എന്നാല്‍ കടയി പോയി വാങ്ങാനൊന്നും മെനക്കെടേണ്ട. ബേക്കറി പലഹാരങ്ങളെ ആശ്രയിക്കാതെ വീട്ടിൽ തന്നെ രസികൻ പലഹാരങ്ങൾ ഉണ്ടാക്കാം. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. ഈ ഗോതമ്പ് വെച്ചിട്ട് പല ടേസ്റ്റി റെസിപ്പീസും തയ്യാറാക്കാൻ കഴിയും. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഈ ലഡ്ഡു തയാറാക്കിയാൽ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല. വളരെ ടേസ്റ്റിയായ ഈ ലഡ്ഡു എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. റേഷൻ കടയിലെ നുറുക്ക് ഗോതമ്പു കൊണ്ടൊരു കിടിലൻ ലഡൂ 😋😋 കൊതിയൂറും ലഡൂ ഉണ്ടാക്കാൻ വെറും 10 മിനുട്ട് മതി 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mums Daily നാടൻ കേരള സ്റ്റൈൽ മട്ടൺ സൂപ്പ് : ഐസ്ക്രീം ബോളുകൾ ഒരു സംഭവം തന്നെ ഐസ്ക്രീം കഴിച്ചാലും ബോൾ കളയല്ലേ ട്ടോ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഐഡിയ അക്കൗണ്ട് തുറക്കും മുന്‍പ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍; ഇര്‍ഫാന്‍ പഠാന്റെ അദ്ഭുത ഹാട്രിക്കിന് 15 വയസ്, വീഡിയോ അക്കൗണ്ട് തുറക്കും മുന്‍പ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍; ഇര്‍ഫാന്‍ പഠാന്റെ അദ്ഭുത ഹാട്രിക്കിന് 15 വയസ്, വീഡിയോ 2006 സെപ്റ്റംബര്‍ 29, കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നിറഞ്ഞൊഴുകുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ്. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ നായകന്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു. മൂന്നാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ ഇന്ത്യ വലിയ തയ്യാറെടുപ്പുകളും മത്സരത്തിന് മുന്നോടിയായി നടത്തിയിരുന്നു. ആദ്യ ഓവര്‍ പന്തെറിയുന്നതിനായി നായകന്‍ ഗാംഗുലി ഇര്‍ഫാന്‍ പഠാനെ വിളിച്ചു. പുതിയ പന്തില്‍ പഠാന് നന്നായി സ്വിംഗ് ചെയ്യിപ്പിക്കാന്‍ കഴിയുമെന്ന നായകന്റെ വിശ്വാസം വിജയിച്ചു. ആദ്യ പന്ത് ഓപ്പണര്‍ സല്‍മാന്‍ ബട്ടിന്റെ കാലില്‍ തട്ടി വീണു …] 2006 സെപ്റ്റംബര്‍ 29, കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നിറഞ്ഞൊഴുകുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ്. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ നായകന്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു. മൂന്നാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ ഇന്ത്യ വലിയ തയ്യാറെടുപ്പുകളും മത്സരത്തിന് മുന്നോടിയായി നടത്തിയിരുന്നു. ആദ്യ ഓവര്‍ പന്തെറിയുന്നതിനായി നായകന്‍ ഗാംഗുലി ഇര്‍ഫാന്‍ പഠാനെ വിളിച്ചു. പുതിയ പന്തില്‍ പഠാന് നന്നായി സ്വിംഗ് ചെയ്യിപ്പിക്കാന്‍ കഴിയുമെന്ന നായകന്റെ വിശ്വാസം വിജയിച്ചു. ആദ്യ പന്ത് ഓപ്പണര്‍ സല്‍മാന്‍ ബട്ടിന്റെ കാലില്‍ തട്ടി വീണു. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ലീവ് ചെയ്ത് ബട്ട് ക്രീസില്‍ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നാലാമത്തെ പന്ത് അപ്രതീക്ഷിത ഇന്‍സ്വിംഗര്‍ പ്രതിരോധിക്കുന്നതിനിടയില്‍ സ്ലിപ്പിലേക്ക് ക്യാച്ച്. വന്‍മതില്‍ രാഹുല്‍ പന്ത് ഭദ്രമായി കൈപ്പിടിയിലൊതുക്കി. വണ്‍ഡൗണായെത്തിയത് മിന്നും ഫോമില്‍ കളിക്കുന്ന യൂനസ് ഖാന്‍. സമാന ഇന്‍സ്വിംഗര്‍ യൂനസിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് പാഡിലേക്ക്. അംപയര്‍ സൈമണ്‍ ടോഫല്‍ ഒട്ടും അമാന്തിക്കാതെ വിരലുയര്‍ത്തി. പിന്നീട് ക്രീസിലെത്തുന്നത് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായ മുഹമ്മദ് യുസഫ്. പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്ഥാനെ നിരവധി തവണ കരകയറ്റിയിട്ടുള്ള വ്യക്തിയാണ് യൂസഫ്. എന്നാല്‍ ഇത്തവണ പഠാന് മുന്നില്‍ യൂസഫ് വീണു. ലൈനില്‍ കുത്തിതെറിച്ച് പന്ത് യൂസഫിന്റെ പാഡിലും ബാറ്റിലും ഉരസി സ്റ്റമ്പിലേക്ക് ഇരമ്പി കയറി. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമത്തെ ബൗളര്‍ നേടുന്ന ഹാട്രിക്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ ഒരു താരം നേടുന്ന ഹാട്രിക് തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ഈ ഓവറില്‍ പിറന്നു. പഠാന് മുന്‍പ് ഹര്‍ഭജന്‍ സിംഗ് മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടിയിരുന്നത്. തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്സ്ഥാന്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും പഠാന്‍ ഹാട്രിക് ഇന്നും ചരിത്രത്തില്‍ ഇതിഹാസ പ്രകടനമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെത്തും മുൻപ് സാംസങ് ഗാലക്സി ഫോൾഡ് 3 മോഹൻലാൽ സ്വന്തമാക്കി; ഫീച്ചറുകൾ അറിയാം samsung galaxy fold 3 ഇന്ത്യയിലെത്തും മുൻപ് സാംസങ് ഗാലക്സി ഫോൾഡ് 3 മോഹൻലാൽ സ്വന്തമാക്കി; ഫീച്ചറുകൾ അറിയാം ഇന്ത്യൻ വിപണിയിലെത്തും മുൻപേ സാംസങ്ങ് ഗ്യാലക്‌സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ. ഇപ്പോൾ പ്രീ ഓഡർ ലഭ്യമായ ഫോണിന്റെ ഇന്ത്യയിൽ ലഭ്യമല്ലാത്ത കളറാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം പത്തിനാണ് ഇന്ത്യയിൽ ഫോൾഡ് 3യുടെ ഔദ്യോഗിക അവതരണം. സ്നാപ്ഡ്രാഗൺ 888 പ്രോസസർ, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവൽ ബാറ്ററി തുടങ്ങിയവയാണ് ഫോൾഡ് 3യുടെ പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 11 ഒഎസിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകൾക്കായി, ഗ്യാലക്സി ദ ഫോൾഡ് 3 മെച്ചപ്പെടുത്തിയ ഫ്ലെക്സ് മോഡ് ഫീച്ചറുകൾ, മൾട്ടിആക്റ്റീവ് വിൻഡോ, ഒരു പുതിയ ടാസ്‌ക്ബാർ, ആപ്പ് പെയർ എന്നിവയുമായാണ് വരുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീൻ, ഫാന്റം സിൽവർ എന്നീ കളർ ഓപ്ഷനുകളിലാണ് എത്തുന്നത്. ഇതിൽ ഇന്ത്യയിൽ ലഭ്യമല്ലാത്ത ഫാന്റം സിൽവറാണ് മോഹൻലാൽ ഉപയോഗിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ ഒറ്റദിവസം കൊന്നൊടുക്കിയത്‌ 1,400 ഡോള്‍ഫിനുകളെ; കൂട്ടക്കൊല ആചാരത്തിന്റെ ഭാഗം; പ്രതിഷേധം പുകയുന്നു ആംസ്റ്റെര്‍ഡാം: ഡെന്‍മാര്‍ക്കിലെ ഫറോവ ദ്വീപില്‍ ഒറ്റ ദിവസം കൊന്നൊടുക്കിയത്‌ 1400 ഡോള്‍ഫിനുകളെ. ഡോള്‍ഫിന്‍ കൂട്ടക്കൊലയില്‍ കനത്തപ്രതിഷേധമാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. ഡോള്‍ഫിനുകളെ കത്തി കൊണ്ട്‌ മുറിച്ച്‌ അവയുടെ രക്തം കടലില്‍… ഇരക്കു കാവൽ പ്രതി; പോസ്കോ കേസ് ഇരയെ പ്രതിയെ ഏൽപ്പിച്ച് പോലീസിന്റെ ക്രൂരത; ആറു വയസ്സുകാരി കഴിയേണ്ടി വന്നത് പ്രതിയായ രണ്ടാനച്ഛനൊപ്പം ചരിത്രനേട്ടവുമായി മരക്കാർ; റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിലേക്ക് നഗ്നയായി കിടത്തിയ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുത്തത് ഒന്നിലധികം പുരുഷന്മാർ; വനത്തിലിട്ട് വാറ്റിയ ചാരായവും കാട്ടുപോത്തിനെ വെടിവെച്ച് വെച്ച കറിയും; സൈജു തങ്കച്ചന്റെ ഫോണിലുള്ളത് കൊച്ചിയിലെ അധോലോകത്തിന്റെ നേർക്കാഴ്ച്ചകൾ കോൺഗ്രസ് നേതാവ് വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തോടെ ഏറ്റുവിളിച്ച് സിപിഎം നേതാക്കൾ; രാഹുൽ ഗാന്ധിയുടെയും പ്രേമചന്ദ്രന്റെയും തോളോട് തോൾ ചേർന്ന് എളമരം കരീമും; കേരളത്തിൽ കീരിയും പാമ്പുമായവർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സഖാക്കളായ അത്ഭുത കാഴ്ച്ച ഇങ്ങനെ.. സാമ്പത്തികത്തട്ടിപ്പ് കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്; പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ നോട്ടീസ് അയച്ചു; അപ്പോഴും മോൺസന്റെ ഇടപാടുകളെക്കുറിച്ച് മറുപടി നൽകാതെ ക്രൈംബ്രാഞ്ച് ഇരക്കു കാവൽ പ്രതി; പോസ്കോ കേസ് ഇരയെ പ്രതിയെ ഏൽപ്പിച്ച് പോലീസിന്റെ ക്രൂരത; ആറു വയസ്സുകാരി കഴിയേണ്ടി വന്നത് പ്രതിയായ രണ്ടാനച്ഛനൊപ്പം ചരിത്രനേട്ടവുമായി മരക്കാർ; റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിലേക്ക് നഗ്നയായി കിടത്തിയ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുത്തത് ഒന്നിലധികം പുരുഷന്മാർ; വനത്തിലിട്ട് വാറ്റിയ ചാരായവും കാട്ടുപോത്തിനെ വെടിവെച്ച് വെച്ച കറിയും; സൈജു തങ്കച്ചന്റെ ഫോണിലുള്ളത് കൊച്ചിയിലെ അധോലോകത്തിന്റെ നേർക്കാഴ്ച്ചകൾ കോൺഗ്രസ് നേതാവ് വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തോടെ ഏറ്റുവിളിച്ച് സിപിഎം നേതാക്കൾ; രാഹുൽ ഗാന്ധിയുടെയും പ്രേമചന്ദ്രന്റെയും തോളോട് തോൾ ചേർന്ന് എളമരം കരീമും; കേരളത്തിൽ കീരിയും പാമ്പുമായവർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സഖാക്കളായ അത്ഭുത കാഴ്ച്ച ഇങ്ങനെ.. നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം രാജ്യം രാജ്യം തിരഞ്ഞെടുക്കുക അഫ്ഗാനിസ്ഥാൻ അൽബേനിയ അൾജീരിയ അമേരിക്കൻ സമോവ അൻഡോറ അംഗോള അംഗുയില ആന്റിഗ്വയും ബാർബുഡയും അർജന്റീന അർമേനിയ അറുബ ഓസ്‌ട്രേലിയ ഓസ്ട്രിയ അസർബൈജാൻ ബഹ്‌റൈൻ ബംഗ്ലാദേശ് ബാർബഡോസ് ബെലാറസ് ബെൽജിയം ബെലീസ് ബെനിൻ ബെർമുഡ ബൊളീവിയ ബോസ്നിയ ഹെർസഗോവിന ബ്രസീൽ കംബോഡിയ കാമറൂൺ കാനഡ കേപ് വെർഡെ ഡെൻമാർക്ക് ഈജിപ്ത് ഫിൻ‌ലാൻ‌ഡ് ജർമ്മനി ഘാന ഗ്രീസ് ഹോഗ്കോഗ് ഇന്ത്യ ഇന്തോനേഷ്യ അയർലൻഡ് ഇസ്രായേൽ കുവൈറ്റ് ലെബനൻ മലേഷ്യ മെക്സിക്കോ നൈജീരിയ പാകിസ്ഥാൻ പോളണ്ട് പോർച്ചുഗൽ റൊമാനിയൻ റഷ്യ സിംഗപ്പൂർ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയ സ്വീഡൻ തായ്ലൻഡ് ടർക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യുണൈറ്റഡ് കിംഗ്ഡം അമേരിക്ക വിയറ്റ്നാം വെനീസ് എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേരെന്നും കൊമാക്കിയുടെ ഹൈ സ്പീഡ് മോഡലുകളുടെ അഞ്ചാമനായ ഈ സ്‍കൂട്ടർ ഉടന്‍ പുറത്തിറങ്ങും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ദില്ലി ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകി (Komaki വെനീസ് (Komaki Venice) എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേരെന്നും കൊമാക്കിയുടെ (Komaki) ഹൈ സ്‍പീഡ് മോഡലുകളുടെ അഞ്ചാമനായ ഈ സ്‍കൂട്ടർ ഉടന്‍ പുറത്തിറങ്ങും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പെപ്പി നിറങ്ങളിൽ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാക്കുന്നത്. വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും നൽകുമെന്ന് കൊമാക്കി അവകാശപ്പെടുന്നു. ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നാണ് വെനീസെന്നും 10 അതിശയിപ്പിക്കുന്ന നിറങ്ങളിലുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഐക്കണിക് ഡിസൈനിന്റെ മിശ്രിതം ഉപഭോക്താക്കൾക്ക് ഒരു വിരുന്നു തന്നെ ആയിരിക്കും എന്നും ഈ പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. ഈ സ്‍കൂട്ടറിന്‍റെ ഗവേഷണത്തിലും വികസനത്തിലും കമ്പനി വളരെയധികം പരിശ്രമിച്ചതായും റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ ഇന്ത്യൻ റോഡുകളിൽ ഓടിക്കാൻ അനുയോജ്യമായ സ്‌കൂട്ടർ എന്നിങ്ങനെയുള്ള എല്ലാ ആധുനിക സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വെനീസ് ഇവിയുടെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാറ്ററിയെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ കോമാകി സാങ്കേതിക സവിശേഷതകളൊന്നും പങ്കുവെച്ചിട്ടില്ലാത്തതിനാൽ, സ്കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ച് അഭിപ്രായം പറയാനും പ്രയാസമാണ്. എന്നിരുന്നാലും, ഇത് ഒരു ലക്ഷത്തിൽ താഴെയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വാഹനം ഈ വർഷം തന്നെ രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തിയേക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. Bimota KB4 ബിമോട്ട KB4 അവതരിപ്പിച്ചു Royal Enfield വരുന്നൂ മോഹവിലയില്‍ പുത്തന്‍ ബുള്ളറ്റ്, ആകാംക്ഷയില്‍ വാഹനലോകം Ola Electric ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ടെസ്റ്റ് റൈഡ് ക്യാമ്പ് കൊച്ചിയില്‍ BMW Motorrad| ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാണം തുടങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ് ലോഞ്ച് ചെയ്‍ത് ആഴ്‍ചകൾക്കുള്ളിൽ യമഹ YZF-R15 V4 വില കൂടുന്നു World Aids Day 57% ഇന്ത്യക്കാർ ഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുന്നില്ല, പട്ടിക പുറത്ത്, പിന്നിൽ അഹമ്മദാബാദ് Models Death സൈജുവിന്‍റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തേക്കും, നിയമോപദേശം തേടി പള്ളിത്തർക്കം: കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി Church dispute Attempt to intimidate trial judges High Court with harsh criticism പള്ളിത്തർക്കം: കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ പള്ളിത്തർക്ക(Orthodox-Jacobite Church Dispute) കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി(Higjh court നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നത്, എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ദേവാലയങ്ങള്‍ അടച്ചിടുന്നതില്‍ കോടതിക്ക് ഒരു താല്‍പര്യവുമില്ല. സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകണമെന്നും കോടതി ചൂണ്ടികാട്ടി. പ്രശ്ന പിരഹാരത്തിന് ഇരുവിഭാഗങ്ങളുമായി സമവായമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ലെന്ന് സർക്കാർ വ്യക്തമാക്കി. കേസ് അടുത്ത മാസം പത്തിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പള്ളിത്തർക്കത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ പറഞ്ഞിരുന്നു. സമാധാനം നിലനിർത്തുകയാണ് ലക്ഷ്യം. ആരാധനാലയങ്ങള്‍ യുദ്ധഭൂമിയല്ലെന്നും ദൈവത്തിന്‍റെ ആലയമാണെന്നും ഇരു സഭകളും ഓര്‍ക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പള്ളികള്‍ 1934 ഭരണഘടന പ്രകാരം തന്നെ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയില്‍ രണ്ട് പക്ഷങ്ങള്‍ ഇല്ലാതായി എന്ന് വിലയിരുത്തിയ കോടതി 1934 ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തില്‍ പങ്കാളിയാകാമെന്നും നിലപാടെടുത്തിരുന്നു. Sabarimala ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിയോട് ദേവസ്വം ബോര്‍ഡ് മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെന്റ് ചെയ്തു Covid 19 ഇന്ന് 4723 പുതിയ കൊവിഡ് രോഗികൾ; 19 മരണം കൂടി സ്ഥിരീകരിച്ചു, ആകെ മരണം 40,132 LDF :കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുന്നു, വികസന മുന്നേറ്റങ്ങൾ ദുർബലപ്പെടുത്തുന്നു; എ വിജയരാഘവൻ കെ റെയിൽ ഹരിത പദ്ധതി, കേരളത്തെ ഞെക്കിക്കൊല്ലാൻ കേന്ദ്ര നീക്കം; മോദിയെ കാണുമെന്നും മുഖ്യമന്ത്രി Sabarimala ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണം; മുഖ്യമന്ത്രിയോട് ദേവസ്വം ബോര്‍ഡ് INDvNZ ഇന്ത്യ കിവീസിനെ ഭയപ്പെട്ടിരുന്നു കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലായതിനെ കുറിച്ച് മുന്‍ പാക് താരം മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെന്റ് ചെയ്തു കൊച്ചി സർവകലാശാല ഉദ്യോഗസ്ഥൻ കണ്ണൂർ കോർപറേഷന്‍റെ മാലിന്യ സംസ്കരണം പഠിക്കാനെത്തി; സീലിംഗ് തലയിൽ വീണ് പരിക്ക് EZHAVA INTERNATIONAL: മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു ഈ സമരം വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമ കൂടെയാണ്. സമരത്തിന്റെ നാലാം ദിവസമായ ഇന്ന് അന്വേഷി പ്രസിഡണ്ട് കെ.അജിത സമരപ്പന്തലില്‍ സംസാരിക്കുന്നു. തൃശൂരിലെ കല്യാണ്‍ സാരീസ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ 6 സ്ത്രീ തൊഴിലാളികളെ യാതൊരു കാരണവും കൂടാതെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുള്ള സ്ഥാപനത്തിന്റെ ശാഖകളിലേക്ക് സ്ഥലം മാറ്റി. കല്യാണ്‍ സാരീസിലെ സ്ത്രീ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നതിനെ ചോദ്യം ചെയ്തതിനുള്ള ശിക്ഷയാണ് മാനേജ്‌മെന്റ് ഈ 6 പേര്‍ക്ക് നല്കിയത്. പി.എഫിലും ക്ഷേമനിധിയിലും അടക്കാനെന്ന പേരില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന പണം വേറെയാണ്. ഈ അടയ്ക്കുന്നതിന്റെ യാതൊരു രേഖകളും തൊഴിലാളികള്‍ക്ക് നല്കിയിട്ടുമില്ല. ഇത്തരം അനീതികള്‍ക്കും ദ്രോഹങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ട് ഈ സ്ത്രീ തൊഴിലാളികള്‍ സംഘടിക്കുകയും സമരം തുടങ്ങുകയുമാണ് എന്നറിയിക്കുവാനായി തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം വിളിച്ചു. ഈ പിച്ചച്ചട്ടികളില്‍ നിന്ന് 1500 രൂപ ഒരു ഉളുപ്പുമില്ലാതെ വാങ്ങി വച്ച് ഒരു പത്രത്തിലും ഒരു വരിപോലുമെഴുതാതെ നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ പരസ്യം തരുന്ന മുതലാളിക്ക് വാലാട്ടി നന്ദി കാട്ടി. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ എന്ന സംഘടനയാണ് കഴിഞ്ഞ മൂന്നു ദിവസമായി കല്യാണ്‍ സാരീസിന് മുന്നില്‍ സമരം ചെയ്യുന്നത്. സ്ഥലം മാറ്റപ്പെട്ട സ്ത്രീകള്‍ ഇരിക്കല്‍ സമരം രണ്ടാംഘട്ടം എന്ന പേരില്‍ നടത്തുന്ന ഈ സമരം തീര്‍ച്ചയായും ഈ ആറുപേരെ തിരിച്ചെടുക്കാനല്ല. മറിച്ച്, കേരളത്തില്‍ സമാനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയുള്ളതാണ്. ഈ സമരം വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമ കൂടെയാണ്. ‘ഇരിക്കല്‍ സമരം 2-ാം ഘട്ടം’ തൃശ്ശൂര്‍ കല്യാണ്‍ സാരീസില്‍ – എന്ത്? എന്തിന്? സ്ഥലം മാറ്റി പകപോക്കല്‍ കല്യാണ്‍ സാരീസ് തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലം മാറ്റിയത് എന്ന് മാനേജ്‌മെന്റ് പറയുന്നുണ്ടെങ്കിലും ഈ തൊഴിലാളി സ്ത്രീകളോട് ശത്രുക്കളെ പോലെയാണ് പെരുമാറിയത്. അതുകൊണ്ട് തന്നെ മാനേജ്‌മെന്റിന്റെ ന്യായം സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാവുന്നതുമല്ല. ഈ തൊഴില്‍ സ്ഥാപനം നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ്. ഒരു തൊഴിലാളിയെ സ്ഥലം മാറ്റുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും തന്നെ മാനേജ്‌മെന്റ് പാലിച്ചില്ല. തൊഴിലാളികള്‍ക്ക് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ കൊടുക്കുന്ന സമ്പ്രാദായവും അതില്‍ ബ്രാഞ്ചുകളില്‍ പോയി ജോലി ചെയ്യണമെന്ന വ്യവസ്ഥയോ ഈ സ്ഥാപനത്തില്‍ നിലവിലുണ്ടായിരുന്നില്ല. അങ്ങനെയെങ്കില്‍ തൊഴിലാളികളുടെ സ്ഥലം മാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് വ്യക്തം. മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ച എന്ത് കാര്യമാണ് ഈ തൊഴിലാളി സ്ത്രീകള്‍ ചെയ്തത്. മാനേജ്‌മെന്റ് തുറന്നു പറയാന്‍ വിസമ്മതിക്കുന്ന കാര്യം മറ്റൊന്നുമല്ല. കല്യാണ്‍ സാരീസിലെ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നത് ചോദ്യം ചെയ്തു എന്നതാണ് ഇവര്‍ ചെയ്ത തെറ്റ്. അസംഘടിത മേഖലാ തൊഴിലാളി യൂണിയന്റെ (AMTU) നേതൃത്വത്തില്‍ 2014 മെയ് 1 ന് തുടക്കം കുറിച്ച ”ഇരിക്കല്‍ സമരത്തെ” തുടര്‍ന്നാണ് ടെക്‌സ്റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ അനുഭവിച്ച നരകതുല്യമായ ജീവിതം ചര്‍ച്ച ചെയ്യപ്പെട്ടത്. കല്യാണ്‍ സാരീസ് മാനേജ്‌മെന്റിന്റെ സ്ഥാപനങ്ങളിലാണ് ഏറ്റവും കുറച്ച് ശബളത്തില്‍ സ്ത്രീകളെക്കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ഇരിക്കല്‍ സമരത്തെ തുടര്‍ന്ന് സാമൂഹ്യവും സര്‍ക്കാര്‍ തലത്തിലുമുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്ന് നാലായിരവും അയ്യായിരവുമായിരുന്ന ശബളം കഴിഞ്ഞ നാല് മാസമായി ചില ജില്ലകളില്‍ 7000 രൂപയും മറ്റ് ജില്ലകളില്‍ 7400 യുമായി പ്രസ്തുത സ്ഥാപനം വര്‍ദ്ധിപ്പിച്ചിരിക്കയാണ്. പി.എഫിലും ക്ഷേമനിധിയിലും ഇടാന്‍ ശമ്പളത്തില്‍ നിന്നും കാശ് പിടിക്കുന്നുണ്ടെങ്കിലും അതിന് യാതൊരു രേഖയും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. മകളുടെ വിവാഹത്തിന് ധന സഹായത്തിന് ക്ഷേമനിധി ഓഫീസില്‍ അപേക്ഷിക്കാന്‍ പോയ കല്യാണ്‍ സാരീസിലെ ഒരു തൊഴിലാളി സ്ത്രീക്ക് പൊട്ടിക്കരയുകയല്ലാതെ നിവൃത്തിയുണ്ടായില്ല. ഒരു തൊഴിലാളിക്കും പി.എഫ്. നമ്പരോ ക്ഷേമ നിധിയില്‍ കാശടക്കുന്നതിന്റെ രേഖയോ നല്‍കിയിട്ടില്ല. ഇതിനെ ചോദ്യം ചെയ്തു എന്ന തെറ്റാണ് ഈ ആറുപേരെ സ്ഥലം മാറ്റാന്‍ കാരണമായത്. അതുകൊണ്ടാണ് മാനേജ്‌മെന്റിന്റെ നടപടി പ്രതികാര ബുദ്ധിയാലുളളതാണെന്ന് പറയുന്നത്. അതിനാല്‍ മാനേജ്‌മെന്റിന്റെ ഈ നടപടി ഒരിക്കലും നമ്മുക്ക് അനുവദിച്ചു കൊടുക്കാനാവില്ല. ജനാതിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും ഈ തൊഴിലാളികള്‍ക്കൊപ്പമുണ്ട്. മാനേജ്‌മെന്റ് ഇപ്പോള്‍ പറയുന്നത് തൊഴിലാളികള്‍ക്ക് വേണ്ടങ്കില്‍ ഞങ്ങള്‍ സ്ഥാപനം പുട്ടുമെന്നാണ്. ജോലി വേണമെങ്കില്‍ മിണ്ടാന്‍ പാടില്ലപോലും. തൊഴിലാളികളെ ഉദ്ധരിക്കാന്‍ വേണ്ടിയല്ല ഒരാളും കച്ചവടം നടത്തുന്നത്. ലാഭം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. എന്താണ് കല്യാണ്‍ സാരീസ് മാനേജ്‌മെന്റിന്റെ നിജസ്ഥിതി ഇവര്‍ കോയമ്പത്തൂര്‍ ബ്രാഞ്ച് കഴിഞ്ഞ മാസം പൂട്ടി. തൊഴിലാളികള്‍ക്ക് യാതൊരാനുകൂല്യവും അവിടെ നല്‍കിയിട്ടില്ല. കേരളത്തിലെ ബ്രാഞ്ചുകളുടെ കെട്ടിടങ്ങളുടെ വാടക കാലാവധി വെട്ടിക്കുറച്ചു. ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്. കിട്ടിയ ലാഭം കയ്യിലാക്കി തൊഴിലാളികളെ വഴിയാധാരമാക്കാം എന്ന കണക്കുകൂട്ടല്‍. തൊഴിലാളികള്‍ സംഘടിച്ചാല്‍ ഈ കണക്കുകൂട്ടല്‍ തെറ്റും. തൊഴിലാളികള്‍ സംഘടിതമായി വിലപേശും. അതുകൊണ്ട് എതിര്‍ ശബ്ദങ്ങളെ മുളയിലെ നുളളിക്കളഞ്ഞാല്‍ തുടര്‍ന്ന് സംഗതി എളുപ്പമായി. ഇപ്പോള്‍ മാനേജ്‌മെന്റ് മറ്റൊരു ഫോര്‍മുല ഇറക്കിയിരിക്കുകയാണ്. തൊഴിലാളികളാണ് സ്ഥാപനം പൂട്ടാന്‍ കാരണമെന്ന് വരുത്തി തീര്‍ക്കുക. തുച്ഛമായ കൂലിക്ക് രാവന്തിയോളം അടിമപ്പണി ചെയ്യിപ്പിച്ച് അതിന്റെ ലാഭവും കൊണ്ട് തടിച്ചു കൊഴുത്ത് പിന്നീട് തൊഴിലാളികളെ പെരുവഴിയിലാക്കാനുളള മാനേജ്‌മെന്റിന്റെ വ്യാമോഹം എന്തായാലും നടക്കാന്‍ പോകുന്നില്ല. അന്യായമായ പിരിച്ചു വിടലും സ്ഥലംമാറ്റവും നമുക്ക് അംഗീകരിക്കാനാവില്ല. മാനേജ്‌മെന്റ് നീതി പാലിച്ച് തൊഴിലാളികളെ തിരിച്ചെടുക്കുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന് അങഠഡ തുടക്കം കുറിക്കുകയാണ്. എല്ലാ സുമനസ്സുകളുടെയും പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. (മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയെ കുറിച്ച് ജെന്നി സുല്‍ഫത്ത് എഴുതിയ ലേഖനം.) ‘വലിയ തിരക്കില്ലാത്ത സെക്ഷനില്‍ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പിരീഡ്‌സ് ആയതു കാരണം വല്ലാത്ത അസ്വസ്ഥത. ഒന്ന് ഇരിക്കണമെന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ പാടില്ലല്ലോ. അറിയാതെ ചുമര് ചാരി നിന്നു പോയി. പെട്ടെന്നതാ വിളിവരുന്നു. തിരക്ക് കൂടിയ സെക്ഷനില്‍ ചെല്ലാന്‍. കസ്റ്റമര്‍ ഇല്ലാത്ത സമയം ഒന്നു ചാരിനിന്നതിന്റെ ശിക്ഷയാ. പിന്നെ ഈ സെക്ഷനില്‍ത്തന്നെ സ്ഥിരം പണി. ഇത് മറ്റൊരു ഷോപ്പിംഗ് മാളിലെ സെയില്‍സ്‌ഗേളിന്റെ അനുഭവം. സാമൂഹ്യപുരോഗതിയുടെയും തൊഴിലവകാശങ്ങളുടെയും സംഘടിതബോധത്തിന്റെയുമൊക്കെ പേരില്‍ ഊറ്റം കൊള്ളുന്ന പ്രസ്ഥാനങ്ങളുടെ നാട്യങ്ങള്‍ കാറ്റുനിറച്ച ബലൂണുകളാണെന്ന് സംഘടിതപ്രസ്ഥാനങ്ങളുടെയൊന്നും കണ്‍വെട്ടത്തുപോലും വരാത്ത് ഇവരുടെയൊക്കെ അനുഭവങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാര്‍ഷികമേഖല തളരുകയും നഗരവല്‍ക്കരണം ധ്രുതഗതിയില്‍ മുന്നേറുകയും ചെറുകടകളില്‍ നിന്നും ഉപഭോഗം നഗരങ്ങളിലെ വന്‍ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും വെഡ്ഡിംഗ് സെന്ററുകളിലേക്കും സ്ഥാനം മാറുകയും ചെയ്യുമ്പോള്‍ മാറുന്ന ഉപഭോഗശീലങ്ങള്‍ക്കനുസരിച്ച് ഉപഭോക്താവിനെ സ്വീകരിക്കാനും ആനയിച്ച് ഇരുത്താനും പാകത്തിലുള്ള ഒരുതൊഴിലാളിസമൂഹവും രൂപപ്പെടുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍മാരും സെയില്‍സ് വുമണ്‍മാരുമാണ് ഇവര്‍. നഗരത്തിന് ഈ തൊഴില്‍ സേനയെ ലഭ്യമാവുന്നത് നഗരപാര്‍ശ്വങ്ങളിലെയും മറ്റ് പാര്‍ശ്വപ്രദേശങ്ങളിലെയും അടിസ്ഥാനജനവിഭാഗങ്ങളില്‍ നിന്നാണ്. വന്‍കിട ഷോപ്പിംഗ് മാളുകളിലും വെഡ്ഢിംഗ്‌സെന്ററുകളിലും ഒരു മുതലാളിയുടെ കീഴില്‍ ചിലപ്പോള്‍ 500തൊഴിലാളികള്‍ വരെ ഉണ്ടാകും. ഇവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീത്തൊഴിലാളികളാണ്. സ്ത്രീകള്‍ പഠിക്കണം സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി വേണം. ഈ ത്വര ഏതെങ്കിലും തരത്തില്‍ ഒരു തൊഴില്‍ തെരഞ്ഞെടുക്കാന്‍ പെണ്ണിനെ പ്രേരിപ്പിക്കുന്നു. പ്രാഥമികവിദ്യാഭ്യാസം നേടിയ ഒന്നാം തലമുറയുടെ ‘നല്ലജോലി’ എന്ന ആഗ്രഹം നഗരങ്ങളിലേയ്ക്ക് വരാനും ഭേദപ്പെട്ടതെന്ന് തോന്നിക്കുന്ന തൊഴില്‍ തെരഞ്ഞെടുക്കാനും അവളെ തയ്യാറാക്കുന്നു. കൃഷിപ്പണി, കെട്ടിടനിര്‍മ്മാണം തുടങ്ങിയ തൊഴില്‍ മേഖലകള്‍ കൂടുതല്‍ ദിവസവരുമാനം തരുമെങ്കിലും തുടര്‍ച്ചയായ തൊഴില്‍ദിനങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും മറ്റ് കൂലിത്തൊഴിലുകളെ അപേക്ഷിച്ച് പ്രത്യക്ഷത്തില്‍ തൊഴില്‍ വൈദഗ്ദ്യമോ കായികാധ്വാനമോ ആവശ്യമില്ലാത്ത് മേഖല എന്നതും വെയില്‍കൊള്ളാതെ മുറിക്കകത്ത് നിന്ന് ചെയ്യാവുന്ന പണി എന്ന നിലയിലും ഈ മേഖലയെ ആകര്‍ഷകമാക്കുന്നുണ്ട്. വെറുതെ വീട്ടിലിരിക്കുന്നതുകൊണ്ട് പണിക്കുപോകുന്നു എന്ന സാമാന്യബോധത്തിനപ്പുറം നിലനില്‍പിനുള്ള വരുമാനമാണ് മിക്കസ്ത്രീകള്‍ക്കും ഈ തൊഴില്‍. അതുകൊണ്ടാണ് ‘എന്തുകൊണ്ട് ഈ ജോലി’ എന്ന ചോദ്യത്തിന് ഗതികേടുകൊണ്ട് എന്ന് അവരില്‍ പലരും ഉത്തരം പറഞ്ഞത് ചെറുകടകളില്‍ കിട്ടുന്ന ചെറിയ ചിലസ്വാതന്ത്ര്യങ്ങള്‍ പോലും വന്‍കടകളില്‍ ലഭിക്കാറില്ലെന്ന് ഇത്തരം ഷോപ്പിംഗമാളുകളിലെ സ്ത്രീത്തൊഴിലാളികള്‍ പറയുന്നു. ചെറുകടകളിലെ സെയില്‍സ്‌ഗേളുകള്‍ മലയാളിയുടെ ആദര്‍ശ കുടുംബസങ്കല്പത്തിനു പുറത്ത് പ്രശ്‌ന കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണെന്ന മുന്‍വിധി മലയാളി പൊതുബോധത്തിനുണ്ട്. പൊതുസ്ഥലങ്ങളില്‍ അസംഘടിത മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീകളോടുള്ള മലയാളിയുടെ സവര്‍ണപൊതുബോധമാണ് ഇതിനുകാരണം. ചെറുകടകളിലേതിനെക്കാള്‍ സുരക്ഷിതരാണ് തങ്ങളുടെ സ്ത്രീകള്‍ എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് വീട്ടുമുറ്റത്തെത്തുന്ന സ്ഥാപനങ്ങളുടെ വാഹനത്തില്‍ കയറ്റി ക്യാമറനിരീക്ഷണം ഉള്ള വന്‍കടകളിലേയ്ക്ക് സ്ത്രീകളെ അയയ്ക്കാന്‍ സവര്‍ണപുരുഷാധിപത്യബോധത്തിന്റെ ഉടമകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ താരതമ്യേന മെച്ചമെന്ന് വിശ്വസിക്കപ്പെടുന്ന വന്‍ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും ‘നിങ്ങളുടെ സ്വകാര്യസ്വത്ത് ഞങ്ങളുടെ കൈകളില്‍ സുരക്ഷിതം’ എന്ന് തോന്നിപ്പിക്കുന്ന തൊഴില്‍ പരിസരങ്ങള്‍ അങ്ങേയറ്റം ചൂഷണാധിഷ്ഠിതവും പീഢനാത്മകവുമാണ്. തൊഴില്‍ ചൂഷണത്തിനെതിരെ മാത്രമല്ല സമൂഹത്തിന്റെ സവര്‍ണപൊതുബോധത്തിനെതിരെയും സമരം ചെയ്യേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ‘സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ കൈച്ചങ്ങലകള്‍ മാത്രം കിട്ടാനുള്ളതോ പുതിയൊരുലോകവും’ സംഘടിച്ചാല്‍ നഷ്ടപ്പെടുക കൈച്ചങ്ങലകളല്ല ഉപജീവനമാര്‍ഗ്ഗമായ തൊഴില്‍തന്നെയാണെന്ന് ഭയം കൊണ്ടോ തങ്ങളെ സംഘടിപ്പിക്കാന്‍ തക്ക വര്‍ഗ്ഗബോധമുള്ളവര്‍ കൂട്ടത്തില്‍ ഇല്ലാത്തതുകൊണ്ടോ കേരളത്തിലെ ലക്ഷകണക്കിനു വരുന്ന ഈ തൊഴിലാളികള്‍ അസംഘടിതരാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുതലാളിക്കുള്ള പ്രധാന താല്പര്യം സംഘടിക്കാനുള്ള പ്രവണത സ്ത്രീത്തൊഴിലാളികള്‍ക്ക് ഇല്ല എന്നതുതന്നെയാണ്. സംഘടിച്ച് അവകാശങ്ങള്‍ വാങ്ങാനുള്ള അവസ്ഥയില്‍ എത്താത്തതുകൊണ്ട് ചെറുത്ത് നില്പില്ലാതെ കിട്ടുന്ന വേതനത്തിന് സ്ത്രീകള്‍ പണിയെടുത്തുകൊള്ളുമെന്ന് മുതലാളിക്ക് അറിയാം. കോഴിക്കോട്ടെ ‘പെണ്‍കൂട്ട’് എന്ന സ്ത്രീസംഘടനയുടെ നേതൃത്വത്തിലുള്ള ‘അസംഘടിത മേഖലാതൊഴിലാളിയൂണിയന്‍’ ഒഴിച്ചാല്‍ പൂര്‍ണമായും അസംഘടിതരാണിവര്‍. ‘ഇരിക്കരുത’് എന്ന അലിഖിതനിയമം കേരളത്തിലെ എല്ലാ വന്‍കിട ഷോപ്പിംഗ് മാളുകളിലെയും വെഡ്ഢിംഗ് സെന്ററുകളിലെയും കര്‍ശന നിബന്ധനയാണ്. ചെറിയകടകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കര്‍ശനമല്ലെങ്കില്‍ പോലും ഈ നിയമം പാലിക്കപ്പെടുന്നുണ്ട്. രാവിലെ 9മണിമുതല്‍ രാത്രി 8 മണിവരെ ഒരൊറ്റനില്പാണെന്ന് കരഞ്ഞുകൊണ്ട് ഒരു വന്‍വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളി പറയുമ്പോള്‍ രാവിലെ 9മണിമുതല്‍ രാത്രി 9മണിവരെ ഒരു യന്ത്രത്തെപ്പോലെ ഞാന്‍ തുടച്ചുകൊണ്ടേയിരിക്കുന്നു എന്ന് കോഴിക്കോട്ടെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിലെ ക്ലീനിംഗ് തൊഴിലാളി പരിതപിക്കുന്നു. തൊഴില്‍ അവകാശങ്ങളുടെ ലംഘനം മാത്രമല്ല ഗുരുതരമായ മനുഷ്യാവകാശലംഘനം കൂടിയാണ് ഇത് കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് 1960 പ്രകാരം സെയില്‍സ്മാന്‍/ സെയില്‍സ് വുമണിന്റെ ജോലി സമയം 8 മണിക്കൂര്‍ ആണ്. ഓവര്‍ടൈം അടക്കം 10 മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലി ചെയ്യിക്കരുതെന്നും നിയമത്തില്‍ പറയുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ വന്‍കടകളില്‍ 8മണിക്കൂര്‍ ജോലിസമയം ഉള്ള ഒരു കടപോലും ഇല്ല. 10മണിക്കൂറില്‍ കുറഞ്ഞ് തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയുമില്ല. വര്‍ഷങ്ങളായി ഈ തൊഴില്‍ രംഗത്തുള്ള പലരും 10 മണിക്കൂറും അതിലധികവും നില്ക്കുന്നതുകൊണ്ട് സ്ഥിരമായി നടുവേദനയും കാലുവേദനയും അനുഭവിക്കുന്നവരാണ്. ക്യാമറയുടെ നിരീക്ഷണത്തിലായതുകൊണ്ട് എവിടെയെങ്കിലും ചാരിനിന്നാല്‍പോലും എക്സ്റ്റന്‍ഷന്‍ ഫോണില്‍ വിളിവരികയും നടപടികള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒരു സെക്കന്റ് സമയമെങ്കിലും ഒന്ന് ഇരിക്കാനായി തുണി നിലത്തേക്കിട്ട് കുനിഞ്ഞെടുക്കുന്ന അനുഭവം ചില സ്ത്രീകള്‍ പറഞ്ഞു. ഉപഭോക്താവ് ഇല്ലാത്ത സമയത്ത് ഇരുന്നതിനോ ചാരിനിന്നതിനോ പണിയെടുത്തുകൊണ്ടിരുന്ന സെക്ഷന്‍ മാറ്റുക,മാനസികമായി പീഡിപ്പിക്കുക, മറ്റ് പണികള്‍ ചെയ്യിക്കുക എന്നിവയൊക്കെ സാധാരണമാണ്. യൂറോപ്യന്‍ ക്ലോസറ്റുകള്‍ 5 മിനുട്ട് ഇരിക്കാനുള്ള അവസരമായി വിനിയോഗിക്കുന്നവരും ഉണ്ട്. കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സെക്ഷന്‍ 8 പ്രകാരം തുടര്‍ച്ചയായി 8മണിക്കൂര്‍ സെയില്‍സ്മാന്‍/ വുമണ്‍മാരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 4 മണിക്കൂര്‍ അധ്വാനത്തിന് 1മണിക്കൂര്‍ ഇടവേള നിര്‍ബന്ധമായും നല്‍കിയിരിക്കണം. നിയമം നിലനില്‌ക്കെയാണ് ഉപഭോക്താവ് ഇല്ലാത്തപ്പോള്‍ പോലും ഇവര്‍ക്ക് ഇരിക്കാന്‍ അനുവാദമില്ലാത്തത് ഈ തൊഴിലാളികള്‍ പറയുന്നു ക്യാമറക്കുമുന്നില്‍ തുണികള്‍ എടുത്തുവെച്ചും മടക്കിവെച്ചും ഞങ്ങള്‍ പണിചെയ്ത്‌കൊണ്ടേയിരിക്കും പഴയ മുത്തശ്ശിക്കഥയിലെ ഭൂതത്തെപ്പോലെ ഇരിക്കരുത്. എന്നത് ഫ്യൂഡല്‍ വിധേയത്വത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുമ്പോള്‍ ആധുനിക മൂലധനത്തിന്റെ മര്‍ദ്ദനത്തിനു വിധേയരായി അച്ചടക്കം ചെയ്‌തെടുക്കപ്പെടുകയാണ് ഇരിക്കാന്‍ അനുവദിക്കപ്പെടാത്ത ഇവരും. തൊഴില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്രശ്‌നമായി വന്‍ ഷോപ്പിംഗ് സെന്ററുകളിലെ തൊഴിലാളികള്‍ പറയുന്നത് തങ്ങളുടെ ചലനങ്ങളെ നിരീക്ഷിച്ചു നിയന്ത്രിക്കുന്ന ക്യാമറകളെക്കുറിച്ചാണ് ചെറിയകടകളില്‍ മുതലാളിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവര്‍ എങ്കില്‍ വന്‍ഷോപ്പിംഗ് സെന്ററുകളില്‍ ഓരോഫ്‌ളോറുകളിലും ഫ്‌ളോര്‍മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും മുഴുവന്‍സമയവും തൊഴിലാളികളെ വീക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മുക്കിലും മൂലയിലും വെച്ചിട്ടുള്ള ക്യാമറകള്‍ സ്ഥാപന മുതലാളിയുടെ സ്വകാര്യലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും തൊഴിലാളികള്‍ നിരീക്ഷിക്കപ്പെടുന്നു. കടകളിലെ മോഷണങ്ങള്‍ നിരീക്ഷിക്കാന്‍ എന്ന് കരുതുന്ന ക്യാമറകള്‍ പലപ്പോഴും തൊഴിലാളികളെ നിരീക്ഷിക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമാണ് ഉപയോഗിക്കപ്പെടുന്നത്. അടിയന്തരസമയങ്ങളില്‍ ഉപയോഗിക്കാനായി തങ്ങളുടെ ബാഗുകളില്‍ സൂക്ഷിച്ചിട്ടുള്ള സാനിട്ടറിപാഡുകള്‍പോലും രഹസ്യമായി എടുക്കാന്‍ പറ്റാറില്ലെന്ന് അവര്‍ പറയുന്നു. മൂത്രമൊഴിക്കാനുള്ള സ്ഥലത്തിനും സമയത്തിനും വേണ്ടി 2008ല്‍ സമരം ചെയ്തവരാണ് കോഴിക്കോട്ടെ പെണ്‍കൂട്ടിന്റെ നേതൃത്വത്തിലുള്ള അസംഘടിതമേകല തൊഴിലാളി യൂണിയന്‍. മുതലാളിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങി ഏതെങ്കിലും ഹോട്ടലുകളില്‍ ചായകുടിക്കാനെന്ന പേരിലോ പൊതുമൂത്രപ്പുരകളിലോ പോകണമായിരുന്നു.സ്ഥാപനത്തിലെ സ്ത്രീതൊഴിലാളികള്‍ക്ക് പലപ്പോഴും മുതലാളിമാരുടെ അശ്ലീലച്ചുവയുള്ള കമന്റുകളെ നേരിടാന്‍ ഭയന്നും ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടും തിരിച്ചു വീട്ടിലെത്തുന്നതുവരെ മൂത്രമോഴിക്കാതിരിക്കുയായിരുന്ന തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നസമരം വിജയമായിരുന്നു. കളക്ടറുടെ നേരിട്ടുള്ള ഇടപെടലും സ്‌ക്വാഡുകള്‍ രൂപീകരിച്ച് നടത്തിയ പരിശോധനയും ഇന്ന് കോഴിക്കോട് നഗരത്തിലെ എല്ലാ കെട്ടിടങ്ങളോടനുബന്ധിച്ചും മൂത്രപ്പുരകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തിയിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ മറ്റുനഗരങ്ങളും ചെറുപട്ടണങ്ങളും ഈ സ്ഥിതിയില്‍ എത്തിയിട്ടില്ല. മൂത്രക്കടച്ചില്‍ പോലെയുള്ള രോഗങ്ങള്‍ ഉള്ളവരാണ് ബഹുഭൂരിപക്ഷം സെയില്‍സ്‌ഗേളുകളും. മൂത്രമൊഴിക്കുക എന്നത് ജൈവികമായ ഒരാവശ്യമാണെന്ന് അംഗീകരിക്കാന്‍പോലും തയ്യാറാകാതിരുന്ന മുതലാളിമാര്‍ സ്ത്രീകള്‍ ട്യൂബിട്ട് സഞ്ചിഫിറ്റുചെയ്യമണമെന്നും മൂത്രമൊഴിക്കാനല്ല കുത്തിയിരിക്കാനാണ് പോകുന്നത് എന്നുമൊക്കെ ആക്ഷേപിക്കുമായിരുന്നു എന്ന് സ്ത്രീകള്‍ ഓര്‍ക്കുന്നു. 150 വര്‍ഷം മുമ്പ് ചിക്കാഗോവിലെ തൊഴിലാളികള്‍ രക്തം ചിന്തിനേടിയെടുത്ത 8 മണിക്കൂര്‍ അധ്വാനം തന്നെയാണ് നിയമപ്രകാരം ഷോപ്പുകളിലെ തൊഴിലാളികളും ചെയ്യേണ്ടത്. കേരളഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1960 (Kerala shops and commercial establishments act, 1960. Chapter II) അധ്യായം 2 തൊഴിലാളിയുടെ തൊഴില്‍ സമയത്തെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ദിവസം 8 മണിക്കൂറാണ് ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ അതായത് 6 ദിവസം 8 മണിക്കൂര്‍ വീതം. താല്കാലിക ജീവനക്കാര്‍ക്കും സ്ഥിരജീവനക്കാര്‍ക്കും ഈ നിയമം ഒരു പോലെ ബാധകമാണ്.ഓവര്‍ടൈം അടക്കം 10മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും ജോലിചെയ്യിക്കരുതെന്നും നിയമത്തിലുണ്ട്. 8 മണിക്കൂറിലധികം ചെയ്യുന്ന ജോലിക്ക് വേതനത്തിന്റെ ഇരട്ടി കൂലിക്ക് അര്‍ഹതയുണ്ട്. 6 മണിക്കൂറിനു ശേഷം സ്ത്രീത്തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ പ്രത്യേകഅനുമതിയും വാങ്ങേണ്ടതുണ്ട്. സെയില്‍സ്മാന്‍/ വുമണിന്റെ ജോലിസമയം 8 മണിക്കൂറുള്ള ഒരു സ്ഥാപനം പോലും കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ ഇല്ല. 10ഉം 11ഉം മണിക്കൂര്‍ വരെയാണ് ജോലിസമയം. ചിലസ്ഥാപനങ്ങള്‍ ഓവര്‍ടൈം എന്ന പേരില്‍ നാമമാത്രമായ തുകകൊടുക്കുന്നുമുണ്ട്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും തൊഴിലാളിക്ക് അവധികൊടുക്കണം. കോഴിക്കോട് നഗരത്തിലെ ബഹുഭൂരിപക്ഷം കടകളിലും ആഴ്ചയില്‍ 7 ദിവസവും തൊഴിലാളികള്‍ എത്തണം. ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാത്ത കടകള്‍ക്ക് പിഴ ഈടാക്കാന്‍ നിയമമുണ്ട്. നാമമാത്രപിഴ അടച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കുവയാണ് ഈ കടകള്‍ എല്ലാം. കേരളത്തിലെ എല്ലാ നഗരങ്ങളിലെയും സ്ഥിതി ഇതു തന്നെയാണ്.കേരളഷോപ്പസ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ ആക്ടിന്റെ മൂന്നാം അദ്ധ്യായത്തില്‍ അവധികളെയും ലീവിനെയും കുറിച്ച് പ്രതിപാദിക്കുന്ന മൂന്നാം അധ്യായത്തില്‍ തുടര്‍ച്ചയായി 12മാസം പൂര്‍ത്തിയാക്കിയ ഒരു തൊഴിലാളിക്ക് ഓരോ ആഴ്ചയിലെ ഒരു നിര്‍ബന്ധിത അവധി ദിവസം കൂടാതെ വര്‍ഷത്തില്‍ 12 ദിവസത്തേക്ക് ശമ്പളത്തോടൂകൂടിയ അവധിക്ക് അക്തഹതയുണ്ട് അപകടമോ രോഗങ്ങളോ ഉണ്ടായാല്‍ ശമ്പളത്തോടുകൂടി 12 ദിവസത്തെ സിക്ക് ലീവിനും സ്ത്രീ തൊഴിലാളികള്‍ക്ക് 12 ആഴ്ച ശമ്പളത്തോടുകൂടിയ പ്രസവാവധിക്കും അര്‍ഹതയുണ്ട് 6 ആഴ്ച പ്രസവത്തിനുമുമ്പും 6 ആഴ്ച പ്രസവത്തിനുശേഷവും കൂടാതെ ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് 14 ദിവസത്തെ സ്‌പെഷല്‍ കാഷ്വല്‍ ലീവും ഉണ്ട്.1 കൊല്ലം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 12 ദിവസം ആര്‍ജ്ജിതഅവധിയുമുണ്ട്. എന്നാല്‍ നഗരത്തിലെ പ്രധാനകടകള്‍ മിക്കതിലുംമാസത്തില്‍ 2 ദിവസം മാത്രമാണ് ആകെ അവധി നല്‍കുന്നത് .പലര്‍ക്കും ഇങ്ങനെയൊരു നിയമമുള്ളതുപോലും അറിയില്ല. അവധിയെടുത്താല്‍ പിരിച്ചുവിടുമോ എന്ന് ഭയന്ന് മക്കളോ ബന്ധുക്കളോ ആശുപത്രിയില്‍ അഡ്മിറ്റായാല്‍പോലുംഅവധിയെടുക്കാത്തവരാണ് ഈ തൊഴിലാളികള്‍. കാരണമില്ലാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ 6ദിവസത്തിനകം ഡെപ്യൂട്ടിലേബര്‍ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കാനും ഈ നിയമത്തിന്റെ സെക്ഷന്‍ 8 അനുശാസിക്കുന്നു.അവധിയെടുത്തതുകൊണ്ടും അവകാശങ്ങള്‍ ചോദിച്ചതുകൊണ്ടും പിരിച്ചുവിടപ്പെട്ട ധാരാളം തൊഴിലാളികള്‍ ഈമേഖലയില്‍ ഉണ്ട് തുടര്‍ച്ചയായി 6മാസംവരെ ഒരു തൊഴിലുടമയുടെ കീഴില്‍ പണിയെടുത്ത തൊഴിലാളിക്ക് ചുരുങ്ങിയത് ഒരുമാസം മുമ്പെങ്കിലും നോട്ടീസ് നല്‍കിയതിനുശേഷം മാത്രമെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നുളളൂ.സ്വഭാവദൂഷ്യം ആരോപിക്കപ്പെടുകയാണെങ്കില്‍ അന്യേഷണം നടത്തി വ്യക്തമായ തെളിവിന്റെ പിന്‍ബലത്തില്‍ മാത്രം നോട്ടീസ് നല്കാതെ പിരിച്ചുവിടാന്‍ വകുപ്പുമുണ്ട്. മിനിമം വേജസ് ആക്ട് പ്രകാരം ഒരുദിവസം പണിയെടുത്താല്‍ പോലും മിനിമം വേതനം നല്കിയിരിക്കണം. ജി.ഒ എം.എസ്) നമ്പര്‍ 100/2009 തൊഴില്‍ പ്രകാരം ഒരുസെയില്‍സ്മാന്‍- വുമണിന്റെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം 3954 രൂപയും ഡി എ യുംഉള്‍പ്പെടെ തുടക്കത്തില്‍ മിനിമം കൂലി 7500രൂപയ്ക്കടുത്തുവരും. ശമ്പളത്തില്‍ ഓരോകൊല്ലവും 5ശതമാനം വെയിറ്റേജിനും അക്തഹതയുണ്ട്. എന്നാല്‍ വന്‍കിട ഷോപ്പുകളില്‍ 10 മണിക്കൂറിലധികം ജോലിചെയ്യുന്നസെയില്‍സ് ഗേളിന് 4000രുപ മുതലാണ് പ്രതിമാസ ശമ്പളം. 3വര്‍ഷം കഴിഞ്ഞവര്‍ക്ക് പരമാവധി ലഭിക്കുന്നത് 8500 രുപയാണ് 400 തൊഴിലാളികള്‍ വരെയുളള വന്‍കിട ഷോപ്പിംഗ് സെന്ററുകളില്‍പ്പോലും നിയമപരമായി സ്ഥിരം തൊഴിലാളിയായി രേഖപ്പെടുത്തിയിരിക്കുന്നവര്‍ ചുരുക്കം മാത്രമാണ് അതിനാല്‍ ഈനിയമത്തില്‍ വെളളംചേര്‍ക്കാന്‍ മുതലാളിക്ക് എളുപ്പമാണ്. രേഖപ്രകാരമുളള തൊഴിലാളികള്‍ക്കുപോലും 8 മണിക്കൂര്‍ ജോലിക്കുമാത്രമുളള മിനിമം കൂലി മാത്രമേ ലഭിക്കാറുളളൂ തൊഴിലാളിയെ നിയമിക്കുമ്പോള്‍ പ്രബേഷന്‍ കാലാവധി എന്ന് രേഖപ്പെടുത്തി നിയമന ഉത്തരവ് നല്കിയിരിക്കണമെന്ന് നിര്‍ബന്ധനിയമമുണ്ട്. കൂടാതെ തൊഴിലാളികളെ സംബന്ധിച്ച തൊഴില്‍ രജിസ്റ്റര്‍, സര്‍വ്വീസ് റെക്കോഡ് അവധിദിന രജിസ്റ്റര്‍ ലീവ് രജിസ്റ്റര്‍ ഹാജര്‍പ്പട്ടിക ,വേതനരജിസ്റ്റര്‍ ഓവര്‍ടൈം രജിസ്റ്റര്‍ വേജ്സ്ലിപ്പ് തുടങ്ങിയവയൊക്കെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരിക്കണം .കേരളഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ പ്രസക്ത ഭാഗങ്ങളുടെ മലയാളം പരിഭാഷയും ഓരോകടയിലും പ്രദര്‍ശിപ്പിക്കേണ്ടതുമുണ്ട്.12 മാസം പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളിക്ക് ലഭിക്കേണ്ട നിയമസംരക്ഷണവും ആനുകൂല്യങ്ങളും ഒഴിവായികിട്ടാന്‍ അതിനുമുമ്പ് തൊഴിലാളിയെ തെറ്റായ കാരണം പറഞ്ഞോ സര്‍വ്വീസ്‌ബ്രേക്ക് വെച്ചോ പിരിച്ചുവിടുന്നു.തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാ പ്രതികരണങ്ങള്‍ക്കും തടയിടാന്‍ പിരിച്ചുവിടല്‍ ഭീഷണി മുതലാളിയുടെ പ്രധാന ആയുധമാണ്.ലേബര്‍ ഓഫീസര്‍മാര്‍ കടകള്‍ സന്ദര്‍ശിക്കണമെന്നും തൊഴിലാളകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ക്ഷേമം ഉറപ്പുവരുത്തണമെന്നുമാണ് നിയമം പലപ്പോഴും കൈക്കൂലിക്കിടയില്‍ ഒതുങ്ങിപ്പോവുകയാണ് നിയമം. ചിലപ്പോള്‍ ഓഫീസര്‍മാരുടെ കൈയിലെ ലറ്റര്‍പാഡുവരെ ഏതെങ്കിലും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ ഷിപ്പായിരിക്കും സ്ത്രീതൊഴിലാളികളും തൊഴില്‍മാനേജ്‌മെന്റ് ടെക്‌നിക്കുകളും തൊഴില്‍സ്ഥാപനത്തിനകത്ത് ആന്തരീകമായ ഒരു വികേന്ദ്രീകരണം സൃഷ്ടിച്ചും ലേബര്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും കൂടുതല്‍ കച്ചവടസാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നവര്‍ക്ക് റിവാര്‍ഡുകള്‍ നല്കിയും കൂടുതല്‍ അച്ചടക്കം സൃഷ്ടിച്ചെടുക്കുന്ന ഒരു പ്രവര്‍ത്തന തന്ത്രമാണ് മാനേജ്‌മെന്റ് നടപ്പിലാക്കുന്നത് തൊഴിലാളികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന മത്സരസ്വഭാവം അവര്‍ തമ്മിലുള്ളഐക്യത്തിന് പലപ്പോഴും തടസ്സമാകുന്നു. പരസ്പരമുള്ള ആശയസംവേദം തടയാനുള്ള മൂലധനത്തിന്റെ മാര്‍ഗ്ഗങ്ങളാണ് തൊഴിലാളികള്‍ക്ക് വ്യത്യസ്ഥസമയങ്ങളിലെ ഇടവേളകള്‍ നിരീക്ഷണക്യാമറകള്‍ എന്നിവ. ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുന്ന പരിചരണം, ഉപഭോക്താവിനെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കല്‍ തുടങ്ങിയ കച്ചവടതന്ത്രത്തില്‍ പാളിച്ച വന്നാല്‍, തൊഴില്‍ സ്ഥലത്ത് ക്ഷീണിതയായി ഒന്നു ചാരിനിന്നാല്‍ പോലും ക്യാമറസംവിധാനം വഴിയും ഇന്റര്‍നെറ്റ് സംവിധാനം വഴിയും അത് നിരീക്ഷിക്കാനും ലോകത്തെവിടെയാണെങ്കിലും വിളിച്ച് ശകാരിക്കാനും കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യനല്കുന്ന ഒരുപുറം കേന്ദ്രീകരണവും (External cetnralisation) ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. ഒരു സെയില്‍സ്‌ഗേളിന് വ്യവസ്ഥാപിതതൊഴില്‍ സമയത്തിലുമധികം അധ്യാനിക്കേണ്ടി വരുമ്പോള്‍ അവളുടെ കുട്ടികളും ചില മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭങ്ങളുമുണ്ട്. സ്‌കൂളിലെ ക്ലാസ്സ് പി.ടി.എ യോഗത്തിന് ചെല്ലാതിരുന്നതിന് ഒരു തൊഴിലാളി സ്ത്രീയുടെ മകളോട് ‘രാത്രി 9 മണിവരെയും നിന്റമ്മയ്ക്ക് പണിയാണോ’ എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന് ഒരുപാട് മാനങ്ങളുണ്ട്. 9 മണി എന്നത് തൊഴിലാളിയുടെ തെരഞ്ഞെടുക്കലല്ലെന്നും കുട്ടി ആ ചോദ്യമുണ്ടാക്കുന്ന മാനസികസംഘര്‍ഷം എത്ര വലുതാണെന്നും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മൂലധനതാല്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍നന്നായി വസ്ത്രം ധരിക്കേണ്ടത് ഒരനിവാര്യതയാകയാല്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളേക്കാള്‍ നല്ല വസ്ത്രമോ ചെരിപ്പോ ധരിച്ചാലും അമ്മ നല്ല ഗ്ലാമറില്‍ ഒരുങ്ങിപ്പോകുമ്പോള്‍ നീ എന്താ ഇങ്ങനെ വരുന്നതെന്ന ചോദ്യം കുട്ടികള്‍ പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് വളരെ ലളിതമെന്ന് പൊതുവേ തോന്നുമെങ്കിലും ഒരു സേയില്‍സ്‌ഗേളില്‍ നിന്നുള്ള ഈ അനുഭവവിവരണവും പ്രസക്തമാണ്. തൊഴില്‍സ്ഥലത്തേക്കുള്ള യാത്രകള്‍ തൊഴിലുടമയുടെ തന്നെ വാഹനത്തിലാണെങ്കില്‍ വീടിനു പുറത്തുള്ള സാമൂഹ്യബന്ധങ്ങള്‍ക്കുള്ള സാധ്യതകൂടി ഈ സ്ത്രീത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുകയാണ്. തൊഴിലിടങ്ങള്‍ പരസ്പരം സൗഹൃദബന്ധങ്ങള്‍പോലും സാധ്യമല്ലാത്തവിധം മൂലധനതാല്പര്യങ്ങള്‍സംരക്ഷിക്കപ്പെടുന്ന ഇടവുമാണ്. വീടിന്റെയും തൊഴില്‍ സ്ഥലത്തിന്റെയും അടഞ്ഞലോകത്ത് ആവശ്യമായ വിശ്രമവും ഉറക്കവുമില്ലാത്ത നാമമാത്രമായ കൂലിക്കുവേണ്ടി സ്വന്തം ശാരീരികാരോഗ്യം പോലും അവഗണിക്കേണ്ടി വരുന്ന ഗതികേടിലാണിവര്‍. സ്ത്രീശരീരത്തെ പരസ്യങ്ങളിലൂടെ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള ലൈംഗികശരീരവസ്തു പോലെ കച്ചവടസ്ഥാപനങ്ങളെ ആകര്‍ഷകമാക്കാനുള്ള ഒരു ഉപകരണമെന്നനിലയില്‍ കൂടി സെയില്‍സ്‌ഗേളുകളെ മൂലധനം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രായമായവരോ, കറുത്തവരോ നിര്‍വചിതമായ സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്നവരോ ആയ സ്ത്രീകളെ കഴിവതും ഒഴിവാക്കാനുള്‌ല പ്രവണത സ്ഥാപനങ്ങള്‍ക്കുണ്ട്. വിവാഹം, പ്രസവം പോലുള്ള അവസരങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള സന്ദര്‍ഭമായി ഉപയോഗപ്പെടുത്താനും ഉപയോഗിക്കാനും ചെറുപ്പക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള അവസരമാക്കാനും ഇവര്‍ക്ക് കഴിയുന്നു. മുതിര്‍ന്ന സ്ത്രീകളുടെ മേല്‍ പ്രയോഗിക്കുന്നതിനെക്കാള്‍ പുരുഷാധികാരം യുവതികളുടെമേല്‍ പ്രയോഗിക്കാനും സ്ഥാപനമേധാവികള്‍ക്ക് കഴിയുന്നു. 1990 കള്‍ക്കുശേഷം നവഉദാരീകരണസാമ്പത്തികനയങ്ങളുടെ ഭാഗമായി ലോകത്താകമാനം വര്‍ധനമായിക്കൊണ്ടിരിക്കുന്നഒരു പ്രവണതയാണ് തൊഴില്‍ വിപണിയിലെ സ്ത്രീ പങ്കാളിത്തം. ഫ്യൂഡല്‍ഗാര്‍ഹികാടിമത്തത്തില്‍നിന്ന് മോചനം നേടി ഉല്‍പ്പാദനപ്രവര്‍ത്തനത്തിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുന്നതും സ്വന്തമായി വരുമാനമുണ്ടാക്കുന്ന തൊഴില്‍ചെയ്യുന്നതും പൊതുവില്‍ സാമൂഹികപുരോഗതിയായാണ്.വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാനും തുല്യപങ്കാളിത്തവും സാമൂഹിക പദവിയും നേടാനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഏറെ സാധ്യത നല്‍കുന്നുവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളം പോലെ സ്ത്രീ പുരുഷ അധികാരബന്ധങ്ങളില്‍ ഇപ്പോഴും ഫ്യൂഡല്‍മനോഭാവം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ലൈംഗികവിവേചനത്തില്‍നിന്നുമുക്തിയുണ്ടാക്കാനോ കൂലിയില്ലാ വീട്ടുവേലയിലും കുട്ടികളുടെയും മുതിര്‍ന്നവരുടേയും പരിചരണ പ്രവര്‍ത്തനങ്ങളിലും സ്ത്രീ പുരുഷതുല്യത ഉറപ്പാക്കാനുള്ള ചെറിയ സാധ്യതപോലും സൃഷ്ടിച്ചെടുക്കാനോ ഇടയാക്കിയിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത. കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വം തീരെയില്ലാത്ത മേഖലകളിലാണ് സ്ത്രീകള്‍ കൂടുതലും പ്രവേശിക്കപ്പെടുന്നത്. ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ഉല്പാദനത്തിന്റെയും വിതരണത്തിന്റെയുമൊക്കെ മേഖലകളില്‍ വന്ന മാറ്റത്തിന്റെ ഫലമായി ഏറ്റവും കുറഞ്ഞ ചെലവില്‍ അധ്വാനത്തെ ഉപയോഗപ്പെടുത്തുക എന്ന പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് സ്ത്രീകളുടെ വര്‍ദ്ധിച്ച തോതിലുള്ള തൊഴില്‍ പ്രവേശം നടക്കുന്നത്. ഗാര്‍ഹികച്ചുമതലകള്‍ മുഴുവന്‍ സ്ത്രീകളിലേല്പിച്ചാണ് ഒരു പുരുഷത്തൊഴിലാളിയുടെ തൊഴില്‍വിപണിയിലെ അധ്വാനം. എന്നാല്‍ സ്ത്രീകള്‍ വീട്ടുജോലിയുടെയും പുറം ജോലിയുടെയും ഇരട്ടഭാരം പേറേണ്ടി വരുന്നു. ഗാര്‍ഹികാധ്വാനവും കുട്ടികളുടെയും വൃദ്ധരുടേയും പരിചരണവും കുടുംബത്തിലെ പുരുഷനും പങ്കുവെക്കുകയോ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്തുകൊണ്ടല്ലാതെ പരിഹരിക്കപ്പെടാന്‍ കഴിയുന്ന ഒന്നല്ല ഇത്. ഭൗതികപുരോഗതി ഉണ്ടാവുമ്പോഴോ തൊഴില്‍ പങ്കാളിത്തം ഉണ്ടാവുമ്പോഴോ സ്ത്രീ പദവി യാന്ത്രികമായി ഉയരില്ല. തുല്യതയ്ക്കും നീതിയ്ക്കും വേണ്ടിയുള്ള സ്ത്രീസമരങ്ങളുടെ സാഹചര്യത്തിലേ അത് ഉയരൂ. എന്നാല്‍ പുരുഷത്തൊഴിലാളികളുടെ bread winner മാതൃകയെ ആസ്പദമാക്കി രൂപം കൊണ്ട ട്രേഡ് യൂണിയന്‍ സംവിധാനങ്ങള്‍ വേതനവര്‍ധനവിനായും തൊഴിലവകാശസംരക്ഷണത്തിനായിപ്പോലും സ്ത്രീതൊഴിലാളികളെ ഉള്‍ക്കൊണ്ട് സമരം നടത്താന്‍ അപര്യാപ്തമാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അംഗത്വസ്വഭാവത്തിലൂന്നിയ നിലപാടുകളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥാപിത ട്രേഡ് യൂണിയനുകള്‍ക്ക് സ്ഥിരസ്വഭാവമില്ലാത്ത അസംഘടിത തൊഴിലാളികളില്‍ താല്പര്യക്കുരവ് സ്വാഭാവികവുമാണ്. ഒരേ കൊടിക്കു താഴെ മുതലാളികളും തൊഴിലാളികളും അംിനിരക്കുമ്പോള്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുക എന്ന ചോദ്യം തൊഴിലാളികള്‍ ഉന്നയിക്കുന്നത് പ്രസക്തവുമാണ്. തൊഴിലാളിസ്തരീകള്‍ അനുഭവിക്കുന്നത് കേവലം തൊഴില്‍ പ്രശ്‌നം മാത്രമല്ലെന്നും മിറച്ച് തൊഴിലാളികള്‍ സ്ത്രീകള്‍ ആകുന്നതുകൊണ്ട് കൂടിയുള്ള പ്രശ്‌നങ്ങളാണെന്നുമുള്ള തിരിച്ചറിവ് വ്യവസ്ഥാപിതട്രേഡ് യൂണിയനുകള്‍ക്ക് അന്യമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ മുന്‍കയ്യിലുള്ള അസംഘടിതമേഖലതൊഴിലാളി യൂണിയന്‍ അംഗബലത്തില്‍ മറ്റ് യൂണിയനുകളെക്കാണ്‍ പിന്നിലാണെങ്കിലും മൂത്രപ്പുര സമരം നടത്തി വിജയിപ്പിക്കാനും ഇരിക്കല്‍ സമരം നടത്താനും മുന്നോട്ട് വരേണ്ടി വരുന്നത് പല രാഷ്ട്രീയമിത്തുകളെയും പൊളിച്ചെഴുതിക്കൊണ്ട് സ്ത്രീപക്ഷത്തുനില്ക്കുന്ന ബദല്‍ അന്വേഷണങ്ങളും ട്രേഡ് യൂണിയനുകളും വികസിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇരിക്കാനുള്ള അവകാശം: സമരം ചെയ്യാതെ വനിതാ ജീവനക്കാര്‍ മടങ്ങി തുണിക്കടകളിലെ വനിതാ ജീവനക്കാര്ക്ക് മെയ് ദിനത്തില്‍ പോലും അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനായില്ല. ഇരിക്കല്‍ സമരത്തിനെത്തിയ വനിതകള്‍ വാര്‍ത്താ ചാനലുകള്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതോടെ സ്വന്തം കടകളിലേക്ക് മടങ്ങി. ടെലിവിഷനില്‍ മുഖം കണ്ടാല്‍ ഉള്ള ജോലി കൂടി നഷ്ടപ്പെടും എന്ന ഭയമായിരുന്നു കാരണം. രാവിലെ 10 മണിയ്ക്ക് കിഡ്‌സണ്‍ കോര്‍ണറിലായിരുന്നു ആദ്യം സമരം നിശ്ചയിച്ചത്. കടകളിലെ യൂണിഫോമിട്ട് പല വനിതാ തെഴിലാളികളും സമരത്തിനെത്തി. പക്ഷെ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ത്താ ചാനലുകളിലെ ക്യാമറകള്‍ എത്തിയതോടെ കഥ മാറി. തൊഴിലാളികള്‍ എല്ലാം സ്വന്തം കടകളിലേക്ക് തിരിച്ചു നടന്നു. കാരണം ലളിതം. സമരത്തില്‍ പങ്കെടുത്തുവെന്ന് മുതലാളി അറിഞ്ഞാല്‍ ഉള്ളജോലിയും നഷ്ടപ്പെടും എന്ന ഭയം. മെയ് ദിനത്തില്‍ പോലും ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ. ഇതിനിടെ സമരത്തിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എത്തി. എഴുത്തുകാരായ എം എന്‍ കാരശ്ശേരി, ദീദി ദാമോദരന്‍, ബി എം സുഹറ, അജിത, ഗ്രോ വാസു തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. തുടര്‍ന്ന് പ്രതീകത്കമായ കസേരയുമെടുത്ത് മിഠായത്തെരുവിലൂടെ പ്രകടനം. പിന്നെ കടകള്‍ക്ക് മുന്നില്‍ കസേരയിട്ട് എല്ലാവരും ഇരുന്നു. ഒരിക്കല്‍ കസേരകള്‍ തൊഴിലാളികളെ തേടി എത്തുമെന്ന പ്രതീക്ഷയോടെ… അഥവാ എന്തുകൊണ്ട് ഞങ്ങള്‍ ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു? ഞങ്ങള്‍ തൊഴിലാളികള്‍ 2014 മെയ് 1-ാം തീയ്യതി, സാര്‍വ്വദേശീയ തൊഴിലാളി ദിനത്തില്‍ ‘ഇരിക്കല്‍ സമരം’ എന്ന പുതിയ ഒരു സമരമുഖത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളും ഷോപ് തൊഴിലാളികളുമടക്കമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന അതിദാരുണമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും തൊഴിലവകാശ ലംഘനങ്ങള്‍ക്കെതിരെയുമാണ് ഈ സമരം. അസംഘടിതമേഖലയിലെ വിശിഷ്യ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലവകാശങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ സമരമെന്ന് കൂടി വ്യക്തിമാക്കട്ടെ. ഒട്ടനവധി നിയമങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ജനാധിപത്യ ഇന്ത്യ. കേരളമാകട്ടെ രാഷ്ട്രീയ പ്രബുദ്ധതയിലും തൊഴിലവകാശത്തിലും വര്‍ഷങ്ങളോളം പാരമ്പര്യമുള്ള നാടും. ഇവിടെ ഇത്തരത്തില്‍ ഒരു മേഖലയിലെ തൊഴിലാളികള്‍ ഒന്ന് ഇരിക്കാന്‍ പോലുമുള്ള മനുഷ്യാവകാശം ലഭിക്കാതെ കടന്നു പോകുന്നത് നമ്മുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്. ലേബര്‍ ഓഫീസര്‍മാരടക്കമുള്ള അധികാരികള്‍ ഈ മനുഷ്യാവകാശലംഘനങ്ങള്‍ക്കു ചൂട്ടുപിടിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് മുതലാളിമാര്‍ നല്‍കുന്ന കൈക്കൂലിയാണ് ഇവരുടെ കണ്ണു മഞ്ഞളിപ്പിക്കുന്നത് എന്നാണ് ഇതിനോടകമുള്ള ഞങ്ങളുടെ ജീവിതാനുഭവം സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാനും നീതിയും നിയമവും അനുസരിച്ചുള്ള അവകാശങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്കും ഷോപ്പ് തൊഴിലാളികള്‍ക്കും നേടിയെടുക്കാനും വേണ്ടിയുള്ള അവകാശസമരമാണിത്. ഇരിക്കാ നും മിനിമം കൂലി, മാക്‌സിമം തൊഴില്‍സമയം ക്ലിപ്തപ്പെടുത്തല്‍, പ്രസവാനുകൂല്യങ്ങള്‍, മറ്റ് തൊഴിലവകാശങ്ങള്‍ എന്നീ ന്യായമായ അവകാശങ്ങള്‍ ഞങ്ങള്‍ ഈ സമരത്തിലൂടെ ഉയര്‍ത്തുകയാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ അടിമതുല്യം ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ ലാഭക്കൊതിക്കും ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയ്ക്കും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരാണ് ഇരിക്കല്‍ സമരം. പ്രയരെ, ജനാധിപത്യബോധമുള്ള, മനുഷ്യാവകാശ ബോധമുള്ള, രാഷ്ട്രീയ പ്രബുദ്ധതയുള്ള നല്ലവരായ നിങ്ങളേവരുടെയും സഹായസഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ. ഞങ്ങളുടെ അവസ്ഥ സവിസ്തരം വിവരിക്കുന്നതാണ് ഈ കൊച്ചു ലഘുലേഖ. ഏവരും ക്ഷമയേടെ ഇത് വായിക്കാനും സമരത്തിന് എല്ലാവിധ പിന്തുണയുമറിയിക്കാനും വിജയിപ്പിക്കാനും വിനീതമായി അപേക്ഷിക്കുന്നു. മനുഷ്യനായി പിറന്നതുകൊണ്ട് തന്നെ മനുഷ്യനായി ജീവിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ജന്മാവകാശമാണ്. എന്നാല്‍ മനുഷ്യനായി ജീവിക്കാന്‍ അവകാശമില്ലാത്തവരായി പരിഗണിക്കപ്പെടുന്ന ഒരു വലിയ വിഭാഗമാണ് കേരളത്തിലെ (ഇന്ത്യയിലെയും) ടെക്‌സ്റ്റൈല്‍സ് മേഖയില്‍ പണിയെടുക്കുന്ന മനുഷ്യര്‍. നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരികളും സുന്ദരന്മാരുമായി, പണിയെടുക്കുന്ന സ്ഥാപനത്തിന്റെ ടാഗും അണിഞ്ഞ് തൊഴില്‍ശാലകളിലേയ്ക്ക് പോകുന്നു. വൈകുന്നേരം 8 മണിക്കും 9 മണിക്കും ഇടയില്‍ പണികഴിഞ്ഞ് തിരികെ വീട്ടിലേക്ക്. ഇതിനിടയില്‍ തുണിശാലയിലെ വിശ്രമമില്ലാത്ത ജോലി. ഇത്രയും കാര്യങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളെ കുറിച്ച് ആരും സമ്മതിച്ചു തരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതിനപ്പുറത്താണ് തൊഴിലാളികളുടെ ജീവിതാവസ്ഥ. കൊടിയ ചൂഷണവും മനുഷ്യാവകാശലംഘനങ്ങളുമാണ് ഇന്ന് ഷോപ്പ് തൊഴിലാളികളും ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഭീതിതമാണ് പണിയെടുക്കുന്നത്ര സമയവും ഒന്നിരിക്കുവാനുള്ള അവകാശമില്ലാതെ നില്‍ക്കേണ്ടിവരുന്ന തൊഴിലാളികളുടെ ജീവിതം. അതുകൊണ്ട് സ്വന്തം ജീവിതം തന്നെ തകര്‍ത്തുകളയുന്ന ഒരു നീണ്ട ‘നില്‍ക്കലിന്റെ’ കഥയാണിത്. ഈ നില്‍ക്കല്‍ നമ്മുടെ ജീവിതത്തെ ഒരു വലിയ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ എന്തിനും നീതിപൂര്‍വ്വമായ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതാകട്ടെ മനുഷ്യന്‍ നടത്തിയ നീണ്ട അവകാശസമരങ്ങളുടെ ഭാഗമായാണ് നടന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് തൊഴില്‍ മേഖലയില്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിശ്രമം, 8 മണിക്കൂര്‍ വിനോദം എന്ന അവകാശം സ്ഥാപിതമായത്. 8 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴില്‍ മേഖലയിലും നിര്‍ബന്ധമായി തൊഴില്‍ ചെയ്യേണ്ട ആവശ്യമില്ല. രണ്ട് മണിക്കൂര്‍ ഓവര്‍ ടൈം കൂടി കൂട്ടിയാല്‍ 10 മണിക്കൂറില്‍ കൂടുതല്‍ തൊഴിലെടുക്കാനോ തൊഴിലെടുപ്പിക്കാനോ തൊഴില്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. എന്നാല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ നിയമം അനുവദിച്ച് കൊടുക്കുന്നില്ല. അവര്‍ ഏറ്റവും കുറഞ്ഞത് 10 മണിക്കൂറാണ് പണിയെടുക്കുന്നത്. കൂടാതെ സീസണ്‍ സമയങ്ങളില്‍ 11ഉം 12 മണിക്കൂര്‍ വരെ ഓവര്‍ടൈം ജോലി ചെയ്യേണ്ടിയും വരും. ഈ സമയമത്രയും തൊഴിലാളികള്‍ നിന്നുവേണം തൊഴില്‍ ചെയ്യാന്‍ എന്നതാണ് ഇവിടത്തെ കാര്‍ക്കശ്യമായ അലിഖിത നി യമം. ഇരിക്കാന്‍ അവര്‍ക്ക് അവകാശമില്ലത്രേ ഒരു 10 മിനിറ്റ് നി ന്നാല്‍ തന്നെ എവിടെയെങ്കിലും ഒന്നിരുന്നാല്‍ മതിയെന്ന് ആരും ചിന്തിച്ചുപോകും. ബസ്സുകളിലും ട്രെയിനുകളിലും നിന്ന് യാത്ര ചെയ്യുമ്പോഴത്തെ അവസ്ഥ ദുരിതാനുഭവമായി വിവരിക്കാറുള്ളവരാണ് നമ്മള്‍. അപ്പോള്‍ ഞങ്ങള്‍ ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ ഈ 11-12 മണിക്കൂറും നില്‍ക്കേണ്ടിവരുമ്പോഴത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നിന്ന് നിന്ന് തളര്‍ന്ന് ഒന്ന് ചാരി നി ന്നാല്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് (സി.സി) ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്ഥാപനമുതലാളിയുടെയോ അയാളുടെ ശിങ്കിടികളുടെയോ വിളിവരും. ഈ ഒരൊറ്റ കാരണത്താല്‍ പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണവും കുറവല്ല. നമ്മളൊന്നിരുന്നാല്‍ മുതലാളിമാരുടെ ലാഭം കുറയുമത്രേ. തൊഴിലാളികളെ എന്തും ചെയ്യാമെന്ന ധാരണയാണ് മുതലാളിമാരെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ലാഭത്തില്‍ മാത്രമാണ് അവര്‍ക്ക് നോട്ടം. നമ്മള്‍ക്ക് രോഗം വന്നാല്‍, നമ്മള്‍ മരിച്ചാല്‍, അവര്‍ക്കെന്ത്? മനുഷ്യത്വഹീനമാണ് ഈ അവസ്ഥ. എപ്പോള്‍ വേണമെങ്കിലും നമ്മളെ ജോലിയില്‍ നിന്നും പി രിച്ചുവിടാം എന്നതാണ് അവര്‍ക്ക് ഇത്തരത്തില്‍ പെരുമാറാനുള്ള ലൈസന്‍സ്. ‘ഇരിക്കാനുള്ള മനുഷ്യാവകാശമോ!’ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. അതെ, നീണ്ട മണിക്കൂറുകള്‍ നിന്നു കൊണ്ട് പണിയെടുക്കുമ്പോള്‍, അതിനിടയില്‍ ഇരിക്കുക എന്നത് ആരോഗ്യത്തെ നിലനിര്‍ത്താനുള്ള ഒരുപാധിയാണ്. ഷോപ്പുകളിലെ തൊഴിലാളികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ ഷോപ്പ് മുതലാളിമാര്‍ക്കാണ്. ഈ ഒരുത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണ് തൊഴിലാളികള്‍ക്ക് ഇരിക്കാനുള്ള സീറ്റുകള്‍ നല്‍കുക എന്നത്. മിനിമം രണ്ട് തൊഴിലാളികള്‍ക്ക് ഒരു സീറ്റ് എന്ന അനുപാതത്തിലെങ്കിലും സീറ്റുകള്‍ അനുവദിക്കേണ്ടതാണ്. എന്നാല്‍ രണ്ട് പേര്‍ക്ക് ഒരു ഇരിപ്പിടം പോയിട്ട് മൊത്തം തൊഴിലാളികള്‍ക്കും കൂടി ഒരു ഇരിപ്പിടമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ് തൊഴിലാളികള്‍. പലപ്പോഴും നിന്നുതളരുന്ന തൊഴിലാളികള്‍ ബാത്തുറൂമിലേയ്‌ക്കോടും. അവിടത്തെ യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളിലൊന്നിരിക്കാന്‍. അല്ലെങ്കില്‍ തുണി അറിയാതെ തറയിലിട്ടിട്ട് എടുക്കാനെന്ന മറവില്‍ ഒന്ന് കുനിഞ്ഞു നിവരും. ഇത്ര നഗ്നമായ നിയമലംഘനങ്ങള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ ആരോഗ്യകരമായ തൊഴിലന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു. മിക്ക തൊഴിലാളികളും ഇപ്പോള്‍ നട്ടെല്ല് തേയ്മാനം, ഡിസ്‌ക് തേയ്മാനം, നിരന്തരമായ പുറം വേദന, വെരിക്കോസ്, അകാല വാര്‍ദ്ധക്യം മുതലായ രോഗങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുക എന്നത് വളരെ നാളത്തെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ നേടിയെടുത്ത നിയമപരമായ അവകാശമാണ്. ഇതില്‍ തന്നെ വിശ്രമിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുന്നുണ്ട് എന്ന് എത്ര തൊഴിലാളികള്‍ക്ക്, അല്ലെങ്കില്‍ എത്ര പേര്‍ക്കറിയാം? ഇന്ത്യന്‍ തൊഴില്‍ നിയമമനുസരിച്ച് 4 മണിക്കൂര്‍ ജോ ലി എന്നാല്‍ 1 മണിക്കൂര്‍ വിശ്രമവും കൂടി ഉള്‍പ്പെടുന്നതാണ്. അതായത് 3 മണിക്കൂര്‍ ജോലി 1 മണിക്കൂര്‍ വിശ്രമം എന്നതാണ് തൊഴില്‍ നിയമ പ്രകാരം 4 മണിക്കൂര്‍ ജോലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഷോപ്പ് മേഖലയിലും ടെക്‌സ്റ്റൈല്‍സ് മേഖലയിലും കേവലം 10 മിനിട്ടാണ് വിശ്രമിക്കാനുള്ള സമയമായി അനുവദിക്കുന്നത്. ആഹാരം കഴിക്കാന്‍ പോലും അര മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് സമയം അനുവദിക്കാറില്ല. 10 മിനിട്ട് ഇടവേളയില്‍ മൂത്രമൊഴിക്കാന്‍ പോയി ഓടി തിരിച്ചുവന്ന് ജോലിക്ക് കയറുന്ന തൊഴിലാളികള്‍ മിക്ക ഷോപ്പുകള്‍ക്കും ഒന്നുകില്‍ ബാത്ത്‌റൂം സൗകര്യങ്ങളില്ല, അല്ലെങ്കില്‍ 5-6 നിലകളുള്ള കെട്ടിടത്തില്‍ ഏറ്റവും മുകളിലോ താഴെയോ വൃത്തിഹീനമായ ഒരു കക്കൂസ്. അടുത്തുള്ള ഹോട്ടലിലേയ്‌ക്കോ അല്ലെങ്കില്‍ മുകളിലത്തെ/താഴത്തെ നിലയിലേയ്‌ക്കോ മൂത്രമൊഴിക്കാനായി മൊത്തം തൊഴിലാളികളും ഓടി തിക്കിത്തിരക്കി തിരികെ 10 മിനിറ്റിനുള്ളില്‍ എങ്ങനെയാണ് എത്തിച്ചേരുക? വൈകിയെത്തുന്ന ഓരോ മിനിറ്റും രേഖപ്പെടുത്തി വെയ്ക്കുകയും ശമ്പളത്തില്‍ തതുല്യമായ കുറവു വരുത്തുകയോ, അധിക ജോലി ചെയ്യിക്കുകയോ ആണ് ഇത് പരിഹരിക്കുന്നതിനുള്ള പതിവു രീതി. ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗമാണ് വനിതാ തൊഴിലാളികള്‍. ഈ മേഖലയില്‍ അവരാ ണ് ഭൂരിഭാഗവും. കുറഞ്ഞ കൂലിയും പ്രതിഷേധ സ്വരങ്ങളില്ലായ്മയും ഒപ്പം സ്ത്രീ സൗന്ദര്യത്തെ മുതലാക്കാമെന്ന സമീപനവുമാണ് ഈ മേഖലയില്‍ വനിതാ തൊഴിലാളികളെ കൂടുതലായി നിയമിക്കുന്നതിനുള്ള പ്രേരണ. ഇപ്പോള്‍ നടന്നു വരുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ആന്റ് ടോക്ക് എന്ന ടി.വി. പ്രോഗ്രാമില്‍ ”ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ക്ക് താങ്കളെന്തു ചെയ്തു?” എന്ന ചോദ്യത്തിന് പ്രമുഖമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പറഞ്ഞ മറുപടി ”ഞങ്ങള്‍ പ്രസവാവധി അസംഘടിത മേഖലാ തൊഴിലാളികള്‍ക്ക് കൊണ്ടുവന്നില്ലേ?” എന്നാണ്. ഗര്‍ഭിണിയായ ഒരു തൊഴിലാളിയെപ്പോലും ജോലിക്ക് വെയ്ക്കാത്ത ഈ മേഖലയില്‍ ‘പ്രസവാനുകൂല്യവും പ്രസവാവധിയും പ്രഖ്യാപിച്ചില്ലേ’ എന്ന ചോദ്യം കേവലം പ്രഹസനമായി തുടരുകയാണ്. ഈ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഈ മേഖലയെ പറ്റി ഒന്നും പഠിക്കുന്നതിനോ തൊഴിലാളികളുടെ പ്രശ്‌നങ്ങളെന്തെന്ന് മനസ്സിലാക്കുന്നതിനോ ഇനിയും സമയം ലഭിച്ചിട്ടില്ല. ഇവിടെ നിലനില്‍ക്കുന്ന നിയമ പ്രകാരം തന്നെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാവധി ശമ്പളത്തോടുകൂടി 12 ആഴ്ചകളാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്നറിയുമ്പോഴെ വനിതാ തൊഴിലാളികളെ പിരിച്ചു വിടുന്നു. പിരീഡ്‌സ് (ആര്‍ത്തവം) പോലുള്ള സ്ത്രീ സഹജമായ ശാരീരിക പ്രശ്‌നങ്ങളുള്ളപ്പോഴാണ് ജോലി സമയം മുഴുവനും നിന്നുള്ള ജോലി എന്നത് നരകമാണ്. തുല്യ ജോലിക്ക് തുല്യ വേദനമെന്നത് ഈ തൊഴിലാളികള്‍ കേട്ടിട്ടുപോലുമില്ല. പുരുഷ തൊഴിലാളികളേക്കാള്‍ വളരെ തുച്ഛമാണ് ഈ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ശമ്പളം. കൂടാതെ സ്ത്രീകളായതുകൊണ്ട് തന്നെ അശ്ലീല ചുവയൊടെയുള്ള പെരുമാറ്റവും. ഒരു കുടുംബം മുഴുവനും തങ്ങളുടെ ശമ്പളത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്ന ചിന്തയും സ്വന്തം കാലില്‍ നില്‍ക്കണമെന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് സ്ത്രീ തൊഴിലാളികള്‍ ഈ ഗതികെട്ട തൊഴില്‍ ജീവിതം അനുഭവിക്കാന്‍ തയ്യാറാവുന്നത്. ഇതു കൂടാതെ സ്ത്രീ തൊഴിലാളികള്‍ക്ക് ഇരട്ടി അദ്ധ്വാനമാണ് ഇതിലൂടെ സംഭവിക്കുന്നത്. അതിരാവിലെ 5 മണിമുതല്‍ ഇവരുടെ ഒരു ദിവസം ആരംഭിക്കുന്നുവെന്ന് പറയാം. മക്കളുടേതടക്കം വീട്ടുജോലികള്‍ 7 മണിക്കു മുമ്പായി ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൃത്യ സമയത്തിന് തൊഴില്‍ സ്ഥാപനത്തിലെത്താന്‍ സാധിക്കുകയുള്ളു. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാല്‍ വിശ്രമിക്കാനുള്ള സമയം പോലും ലഭിക്കാതെ വീണ്ടും വീട്ടു ജോലികളിലും അടുക്കളയുടെ അകത്തളങ്ങളിലുമായി അര്‍ദ്ധരാത്രിയോളം പണികളില്‍. ഉറങ്ങുന്ന സമയം പോലും തീരെ കുറവ്. ഞായറാഴ്ചകളിലും മിക്കപ്പോഴും തൊഴില്‍ ശാലകളില്‍ പണിക്ക് വരണം. കാരണം നിയമപരമായ ലീവ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നില്‍ക്കുന്നില്ല. കുടിവെള്ളമെന്നത് അടിസ്ഥാന ആവശ്യമാണല്ലോ മനുഷ്യന്, ജീവവായു പോലെ. എന്നാല്‍ മിക്ക സ്ഥാപനങ്ങളും കുടിവെള്ളം പോലും നല്‍കാതെയാണ് തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കുന്നത്. തൊഴിലാളികള്‍ കൊണ്ട് വരുന്ന ചെറിയ കുപ്പി വെള്ളമാണ് ഈ വേനല്‍ക്കാലത്തും അവരുടെ തൊണ്ടകള്‍ നനയ്ക്കുന്നത്. എല്ലാ തൊഴില്‍ ശാലകളിലും കുടിവെള്ളം സൂക്ഷിക്കണമെന്നത് നിയമപരമായ തൊഴിലാളികളുടെ അവകാശമാണ്. ഇന്ന് മുതലാളിമാരെ സഹായിക്കുന്ന ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ നടപടിയായി സി.സി. ക്യാമറകള്‍ മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. സാധനങ്ങള്‍ വാങ്ങന്‍ വരുന്നവര്‍ മോഷണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനെന്ന പേരിലാണ് ഇവ സ്ഥാപിക്കുന്നതെങ്കിലും തൊഴിലാളികളെ നിരീക്ഷിക്കുന്നതിനാണ് ഇന്ന് ഇവ കൂടുതലും ഉപയോഗിച്ച് വരുന്നത്. ഏതെങ്കിലും തൊഴിലാളി ഇരിക്കുന്നുണ്ടോ എന്നാണ് ഇവര്‍ ഇതിലൂടെ പരിശോധിക്കുന്നത്. തൊഴിലാളികള്‍ നിന്ന് തളര്‍ന്നൊന്ന് ചാരി നിന്നാല്‍ ഈ ക്യാമറകള്‍ വഴി മനസ്സിലാക്കുന്ന മുതലാളി സ്ഥാപനത്തിനുള്ളിലിരുന്നോ, എന്തിന് വിദേശത്തു നിന്നോ പോലും വിളിക്കുന്നു. ഇന്നത്തെ സങ്കേതിക വിദ്യ അത്ര കണ്ട് വളര്‍ന്നിട്ടുണ്ട്. ഫേസ്ബുക്കും വാട്‌സ് ആപും ഒക്കെ ഇത്തരത്തില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങളും ഇടപെടലുകള്‍ പോലും ഇത്തരത്തില്‍ നി രീക്ഷിക്കപ്പെടുന്നു. ഇത്തരത്തിലുള്ള സ്വകാര്യ ക്യാമറകളുടെ ചാരക്കണ്ണുകള്‍ക്ക് കീഴിലാണ് ടെക്സ്റ്റല്‍സ് തൊഴിലാളികളുടെ ജീവിതം. പോരാത്തതിന് ബാത്ത്‌റൂമിനടുത്തുപോലും ഇത്തരം ക്യാമറകള്‍ വെയ്ക്കുന്നു. സ്ത്രീകള്‍ക്ക് വസ്ത്രങ്ങളൊന്ന് അയഞ്ഞാല്‍ ശരിയാക്കിയുടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയായതുകൊണ്ട് വനിതാ തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടത്തിലാവുകയാണ്. സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനും തൊഴിലാളികളുടെ ശമ്പളം! വളരെ വൃത്തിയുള്ള യൂണിഫോം വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ക്ക് സമാനമായി അണിഞ്ഞൊരുങ്ങിവേണം ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍, ആണും പെണ്ണും, സ്ഥാപനത്തിലെത്താന്‍. മക്കള്‍ക്ക് പോലും നല്ല വസ്ത്രം വാങ്ങാന്‍ ശമ്പളം തികയാത്ത പാവങ്ങളായ ഈ തൊഴിലാളികള്‍ തൊഴില്‍ നില നിര്‍ത്താന്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് വകമാറ്റിവെയ്‌ക്കേണ്ടി വരുന്നു. അതും ഭീമമായ തുക തന്നെ വേണ്ടി വരും. ആദ്യത്തെ യൂണിഫോം ഒഴികെ തുടര്‍ന്നുള്ള കാലങ്ങളില്‍ യൂണിഫോം വാങ്ങേണ്ട ചുമതല തൊഴിലാളികളിള്‍ നിക്ഷിപ്തമാണ്. പച്ചരി വാങ്ങാന്‍ പോലും ശമ്പളം തികയില്ലെന്നിരിക്കേ തൊഴിലാളികള്‍ യൂണിഫോം വാങ്ങുന്നത് തൊഴില്‍ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നി ലനിര്‍ത്താന്‍ വേണ്ടിയാണ്. ഇതുകൊണ്ട് തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലെങ്കിലും തൊഴിലില്‍ നിന്ന് പിരിച്ചുവിടുമോ എന്ന ഭയം കാരണം അവര്‍ ഇത്തരത്തിലുള്ള അതിക ഭാരവും പേറുന്നു. മൂത്രം പോലും ഒഴിക്കാനാവാത്ത നീണ്ട 11 മണിക്കൂറുകള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ മിനിമം തൊഴില്‍ സമയം 11 മണിക്കൂറായാണ് മുതലാളിമാര്‍ നിശ്ചയിച്ചിരിക്കുന്നത്. ”ഞങ്ങളുടെ ഇവിടത്തെ രീതി ഇതാണ്. മിനിമം 10 മണിക്കൂറാണ് ജോ ലി. പിന്നീട് 8 മണിക്കൂറാണ് നിയമം എന്നൊന്നും പറഞ്ഞോണ്ട് വന്നേക്കരുത്. വേണമെങ്കില്‍ ജോലി ചെയ്താല്‍ മതി. ഇല്ലെങ്കില്‍ സ്ഥലം വിടാം. ഇവിടെ ധാരാളം തൊഴിലാളികളെ കിട്ടാനുണ്ട്.” ഇതാണ് ഓരോ മുതലാളിമാരും തൊഴിലാളികളെ നിയമിക്കുമ്പോഴെ പറയുന്ന വാക്കുകള്‍. സ്വാഭാവികമായി ഈ ഭയത്തിലാണ് തൊഴിലാളികള്‍ മുതലാളിമാര്‍ക്കു വേണ്ടി അടിമകളെ പോലെ അധികം സമയം തൊഴിലെടുക്കുന്നത്. ഓവര്‍ ടൈം ജോലി കൂടി ചേര്‍ത്താല്‍ 11 മുതല്‍ 12 മണിക്കൂറുകള്‍ വരെ തൊഴിലാളികള്‍ പണിയെടുക്കേണ്ട ഗതികേടാണ്. ഇത് ആരെയാണ് പ്രതികൂലമായി ബാധിക്കുന്നത്? തൊഴിലാളികളെ. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെ. കാരണം നീണ്ട മണിക്കൂറുകള്‍ വിശ്രമമില്ലാതെ നില്‍ക്കുക മാത്രമല്ല മൂത്രം പോലും ഒഴിക്കാന്‍ കഴിയാത്ത ഭീകരാവസ്ഥ. രാവിലെ 7 മണിക്കെങ്കിലും ഇവര്‍ വീടുകളില്‍ നിന്നും പുറപ്പെടും. രാത്രി പത്തു മണിയാവും തിരികെ വീട്ടിലെത്തുമ്പോള്‍. ഈ നേരമത്രയും തൊഴിലാളികള്‍ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടുന്നു. പുരുഷ തൊഴിലാളികള്‍ അടുത്തുള്ള ഹോട്ടലുകളിലെ ബാത്ത്‌റൂമുകളെങ്കിലും ഉപയോഗിക്കുന്നു. സ്ത്രീ തൊഴിലാളികള്‍ക്ക് അതും സാധിക്കുകയില്ല. മൂത്രമൊഴിക്കുന്ന കാര്യം പറയുമ്പോഴേയ്ക്കും മുതലാളിമാര്‍ അശ്ലീലം കലര്‍ന്ന സംസാരങ്ങള്‍ തുടങ്ങുന്നു. ‘ബേബി നാപ്കിനു’ള്‍പ്പെടെ അവരുടെ നാവുകളില്‍ തത്തിക്കളിക്കും. ഇത് ഭയന്ന് സ്ത്രീ തൊ ഴിലാളികള്‍ ഇക്കാര്യം അവരെ അറിയിക്കുകപോലും ചെയ്യില്ല. കിഡ്‌നിയിലെ സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തൊഴിലാളികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ടെക്‌സ്റ്റൈല്‍സ് തൊഴിലാളികള്‍ക്ക് മിനിമം കൂലിയെന്നത് അറിയുക പോലുമില്ല. ഓരോ മാസവും മിനിമം വേതന നിയമ പ്രകാരം സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഗവണ്‍മെന്റ് ഓര്‍ഡറുകളിലൂടെ പ്രഖ്യാപിക്കുന്നു. ഈ മിനിമം കൂലി എന്നത് ഓരോ മേഖലയിലെയും ഏറ്റവും കുറഞ്ഞ കൂലിയാണ്. തൊഴിലാളിക്ക് നല്‍കുന്ന കൂലി മിനിമം കൂലിയേക്കാള്‍ എത്രവേണമെങ്കിലും വര്‍ദ്ധിക്കാം. എന്നാല്‍ അതിലും താഴെ തൊഴിലാളിക്ക് കൂലിയായി നല്‍കാന്‍ പാടില്ല. തൊഴില്‍ വ്യത്യാസമനുസരിച്ച് ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. വിശ്രമമടക്കമുള്ള 8 മണിക്കൂര്‍ അദ്ധ്വാനത്തിന് 7500 രൂപയാണ് ഡി.എ. അടക്കം തുടക്കത്തിലെ ഒരു മാസത്തെ മിനിമം വേതനം. 5 ശതമാനം വെയ്‌റ്റേജും. ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേജ് ഇതാണെന്നിരിക്കെ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ മേഖലയില്‍ 4000 രൂപ മുതലാണ് പ്രതിമാസ ശമ്പളം (എല്ലാം അടക്കം 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കിയ തൊഴിലാളിക്ക് പരമാവധി 8500 രാപവരെ മുതലാളിമാര്‍ നല്‍കും. ലീവിന്റെ കാര്യം പറയുകയും വേണ്ട. നിയമപരമായ ഒരു ലീവും ഇവര്‍ക്ക് ലഭിക്കുന്നില്ല. മാസം രണ്ട് ലീവുകള്‍ മാത്രം. അതും ഓഫ് ദിവസങ്ങളായി എടുക്കാം. പ്രസവാവധി ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ 12 ആഴ്ചകളാണെങ്കിലും അതിനു മുമ്പേ ഇവരെ പിരിച്ചുവിടുന്നു. ഇതാണ് ടെക്‌സ്റ്റൈല്‍സ് ഉള്‍പ്പെടെയുള്ള ഷോപ് തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ അവസ്ഥ. പ്രതിമാസം 4 പൂര്‍ണ്ണ അവധിയും തൊഴില്‍ നിയമങ്ങള്‍ തൊഴിലാളിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വര്‍ഷം ശമ്പളത്തൊടുകൂടിയ 12 അവധി, 12 ദിവസത്തെ രോഗാവധി, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് സ്‌പെഷ്യല്‍ അവധി എന്നിങ്ങനെ തൊഴിലാളികളികള്‍ക്ക് അവകാശപ്പെട്ട അവധികളുണ്ടെങ്കിലും കേവലം മാസത്തില്‍ 2 അവധി മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് എന്നത് എത്രമാത്രം ക്രൂരമാണ് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍ ഇന്ന് രോഗഗ്രസ്ഥമായ ജീവിതമാണ് നയിക്കുന്നത്. തുടര്‍ച്ചയായ നിന്നുള്ള ജൊ ലി, മൂത്രമൊഴിക്കാനും മറ്റുമുള്ള സൗകര്യമില്ലായ്മ, അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ മുതലായവ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സ്ഥിരം നടുവേദന ഇല്ലാത്ത തൊഴിലാളികളില്ല. ഒപ്പം ഡിസ്‌ക് തേയ്മാനം, അസ്ഥി തേയ്മാനം, വെരിക്കോസ്, മൂത്രത്തില്‍ കല്ല് മുതലായ രോഗങ്ങളുമായാണ് ഇന്ന് തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. എന്തുകൊണ്ട് ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളില്‍ അതും വസ്ത്രങ്ങള്‍ എടുത്തുകൊടുക്കുന്ന മേഖലയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതലായി എന്നതു തന്നെ ഈ മേഖലയിലെ ലൈംഗികമായ ചൂഷണം മുഴച്ചു നില്‍ക്കുന്നുവെന്ന് കാണാം. സ്ത്രീകള്‍ സെയില്‍സ് ഗേളുകളായി ഇല്ലാത്ത ഒരു സ്ഥാപനവും ഇല്ല. ഇതില്‍ തന്നെ വെളുത്ത നിറമുള്ള സ്ത്രീ തൊഴിലാളികള്‍ക്കാണ് ഉടമകള്‍ മുന്‍ഗണന കൊടുക്കുന്നത്. അവരുടെ സൗന്ദര്യവും ആരോഗ്യവുമാണ് ഇവിടെ കച്ചവടം ചെയ്യപ്പെടുന്നത്. ഒപ്പം ഇത്തരം മേഖലയില്‍ നിലനില്‍ക്കുന്ന വംശീയതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. തൊലിനിറം കുറഞ്ഞ തൊഴിലാളികളെ അവഗണനയോടെയാണ് ഈ മേഖല കാണുന്നതു തന്നെ. അവര്‍ക്ക് തൊഴില്‍ സംരക്ഷിക്കാന്‍ കൂടുതല്‍ അദ്ധ്വാനിക്കേണ്ടിയും വരുന്നുണ്ട്. ഒരുഭാഗത്ത് മുതലാളിമരുടെ ഹുങ്കും ലാഭക്കൊതിയുമാണ് ഇതിനുത്തരവാദി. തൊഴിലാളികളെ അടിമകളായാണ് ഇവര്‍ കാണുന്നത്. എന്തുപറഞ്ഞാലും എന്തൊക്കെ ചെയ്താലും ഈ മേഖലയിലെ തൊഴിലാളികള്‍ മറ്റൊരു ജോലി തേടി പോകാത്ത വിധം നിസ്സഹായരാണെന്ന് ഇവര്‍ക്ക് നന്നായറിയാം. മാത്രവുമല്ല ഷോപ്പ് മുതലാളിമാര്‍ സംഘടിതരുമാണ്. അവര്‍ക്ക് ഒരുമിച്ച് ഏത് തൊഴിലാളി വിരുദ്ധ നയവും സ്വീകരിക്കാന്‍ കഴിയുന്നു. മറ്റൊരുത്തരവാദി നമ്മള്‍ തൊഴിലാളികള്‍ തന്നെയാണ്. ഇതുവരെയും നമ്മള്‍ അസംഘടിതരായി തന്നെ തുടരുന്നു. നമുക്കുവേണ്ടി ആരും ചോദിക്കാനോ പറയാനോ ഇല്ലെന്ന അവസ്ഥ. നമ്മള്‍ സംഘടിക്കാത്തിടത്തോളം നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി ആരും മുന്നോട്ട് വരികയുമില്ല. രാഷ്ട്രീയക്കാര്‍ പോലും. കാരണം രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം സംഭാവനകളായും മറ്റും നല്‍കി അവരെ തീറ്റി പോറ്റുന്നത് ഈ മേഖലയിലെ മുതലാളിമാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ അന്നദാതാക്കള്‍ക്കെതിരെ ഈ രാഷ്ട്രീയ നേതൃത്വം വിരലനക്കുകയില്ലല്ലോ. ഒപ്പം മുഖ്യധാരാ ട്രേഡുയൂണിയനുകളും. അവരാകട്ടെ പല സമരങ്ങളും നടത്തി മുതലാളിമാര്‍ക്കനുകൂലമയ വിധത്തില്‍ തൊഴിലാളികളുടെ ജീവിതാവസ്ഥ കൊണ്ടെത്തിക്കുന്നതായാണ് നമ്മുടെയൊക്കെ അനുഭവം. അവര്‍ക്കും മുതലാളിമാരില്‍ നിന്നും ലഭിക്കുന്ന ചില്ലറക്കാശുകള്‍ മതി. തൊഴിലാളികളുടെ ഈ ദുരിതക്കടലിന് വലിയൊരുത്തരവാദി നമ്മുടെ ലേബര്‍ ഓഫീസര്‍മാരാണ്. നമ്മുക്ക് ലഭിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍, ശമ്പളം, മറ്റാനുകൂല്യങ്ങളൊക്കെയും പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ട ചുമതല അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമാണ്. എന്നാല്‍ വലിയൊരു അഴിമതി കൂമ്പാരമായി തീര്‍ന്നിരിക്കുകയാണ് പ്രസ്തുത ഓഫീസറും അദ്ദേഹത്തിന്റെ ഓഫീസും. ഇവിടത്തെ അഴിമതിയും സ്വജന പക്ഷപാ തവും തൊഴിലാളികളുടെ ശബ്ദത്തെ തകര്‍ത്തുകളയുകയാണ്. ഇരിക്കാനുള്ള ഇരിപ്പിടമുണ്ടോ എന്ന് മാസം ആദ്യ ആഴ്ചകളില്‍ തന്നെ വന്ന് ആക്രോശിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് സ്ഥാപനത്തിലേക്കൊന്ന് എത്തി നേക്കുക കൂടി ചെയ്യുന്നില്ല. തൊഴിലാളികളുടെ കണക്കെടുക്കേണ്ട ഉദ്യോഗസ്ഥന്‍ അത് എടുത്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍, ”അത് മുതലാളിമാര്‍ തരുന്നില്ല, തൊഴിലാളിയായി നില്‍ക്കുന്നവര്‍ മുതലാളിമാരുടെ ബന്ധുമിത്രാതികളാണ്” എന്നീ ഉത്തരങ്ങളാണ് പലപ്പോഴും പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. മുതലാളിമാരുടെ കനിവിനായി ഇദ്ദേഹം നില്‍ക്കുകയാണെന്ന് തോന്നും മാത്രവുമല്ല, ഏതെങ്കിലും തൊഴിലാളി പരാതി നല്‍കിയാലോ, ആ തൊഴിലാളിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് തന്നെ മുതലാളിയെ വിളിക്കും. ഓഫീസര്‍ക്ക് മുതലാളിയില്‍ നിന്ന് കിട്ടാനുള്ളത് കിട്ടുകയും തൊഴിലാളി പിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. ഇത് ഭയന്ന് ഒരു തൊഴിലാളിയും ഇപ്പോള്‍ ലേബര്‍ ഓഫീസിലേയ്ക്ക് വിളിക്കുന്നില്ല. പരാതിയെക്കാളും വലുതാണല്ലൊ കുടുംബത്തിനു ലഭിക്കുന്ന പച്ചരിക്കാശ്. അത് കൂടി നഷ്ടമായാല്‍ പിന്നെങ്ങനെ ജീവിക്കും? ഏറ്റവും തൊഴിലാളി വിരുദ്ധമായതാണ് 1960ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും അതില്‍ എണ്ണിയെണ്ണി വിവരിക്കുമ്പോഴും അവ സംരക്ഷിക്കാനുള്ള ഒരു നടപടിയും അതിലില്ല. ഒരു തൊഴിലാളിയുടെ കൂലി പോലും വരില്ല ഈ തുക എന്നതുകൊണ്ട് തന്നെ നിര്‍ലോഭം നിയമം ലംഘിക്കാന്‍ മുതലാളിമാര്‍ തയ്യാറാവുന്നു. ഈ ഒരവസ്ഥ മാറിയേ പറ്റൂ. കോഴിക്കോട് കൂപ്പണ്‍ മാളില്‍ എന്താണ് സംഭവിച്ചത്? കോഴിക്കോട്ടെ പ്രമുഖ തുണി വ്യപാരശൃംഘലയാണ് കൂപ്പണ്‍ മാള്‍. പ്രതീക് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കൂപ്പണ്‍ മാളിന്റെ ഉടമ സ്ഥാപനം. കോഴിക്കോട് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവന്ന ഒരു സ്ഥാപനമാണ് ഇത്. ഇവിടെ തൊഴിലാളികളെ നിയമിച്ചിരിക്കുന്നതാകട്ടെ അഡീക്കോ എന്ന ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്‍സിയും. അങ്ങേയറ്റം നി യമവിരുദ്ധമായാണ് ഇവിടെ അഡീക്കോ തൊഴിലാളികളെ നി യമിച്ചിരിക്കുന്നത്. അത് വഴിയെ വിവരിക്കാം. പെട്ടെന്നൊരു ദിവസം സ്ഥാപനത്തിന്റെ മാനേജ്‌നെന്റ് സ്ഥാപനം പൂട്ടുന്ന വിവരം തൊഴിലാളികളെ അനൗദ്യോഗികമായി അറിയിക്കുകയും 5 ദിവസത്തിനുള്ളില്‍ പൂട്ടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തൊഴിലാളികളോട് മറ്റൊരു തൊഴില്‍ കണ്ടെത്താനും പിരിഞ്ഞുപോ കാനും ആവശ്യപ്പെട്ടു. 5 വര്‍ഷത്തില്‍കൂടുതല്‍ ജോലിചെയ്ത തൊഴിലാളികളടക്കം നാല്‍പ്പതില്‍പരം തൊഴിലാളികള്‍ പെരുവഴിയിലാകുന്ന അവസ്ഥ. ആനുകൂല്യങ്ങളുടെ കാര്യം ചോദിച്ചപ്പോള്‍ മാനേജ് കൈമലര്‍ത്തുകയാണ് ചെയ്തത്. പ്രിയ സുഹൃത്തുക്കളെ ഇരിക്കാനുള്ള അവകാശത്തിനും ഒപ്പം നിയമം നമുക്കുറപ്പു നല്‍കുന്ന ഒട്ടനവധിയായ മറ്റ് അവകാശങ്ങള്‍ക്കും വേണ്ടിയാണ് നമ്മള്‍ സമരം ചെയ്യുന്നത്. AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുകയാണ്. മണിക്കൂറുകള്‍ നീണ്ടു നി ന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’! ഒപ്പം മിനിമം വേതനം നടപ്പാക്കുക, അവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണി ഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക, നിയമപരമായി നിശ്ചയിക്കപ്പെട്ട തൊഴില്‍ സമയം ഉറപ്പുവരുത്തുക, അമിത അദ്ധ്വാനം അവസാനിപ്പിക്കുക,അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുവിധം നിയമഭേദഗതി വരുത്തുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ നമ്മള്‍ ഉന്നയിക്കുകയാണ്. സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നി ഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം. പി.ഡി.എഫില്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ ഇരിക്കല്‍ സമരം വിജയിപ്പിക്കുക നമ്മള്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികള്‍, ചെറുതും വലുതുമായ പൊതുജനങ്ങളുടെ ആഘോഷ മുഹൂര്‍ത്തങ്ങളില്‍ തുണിശാലകളില്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഡിസ്‌പ്ലേ ചെയ്യുന്നവരോ, സഹായിക്കുന്നവരോ ആണ്. അതും കരുതലോടെ, വളരെ ക്ഷമയോടെ, അതിനുമപ്പുറം വാങ്ങാന്‍ വരുന്നയാളിന്റെ അഭിരുചിയനുസരിച്ച്. എന്തിനാണിതൊക്കെ ഓര്‍മ്മിപ്പിക്കുന്നത് എന്നല്ലെ? വളരെ പ്രസരിപ്പോടെ, ചിരിച്ചുകൊണ്ട് അവരുടെ സന്തോഷ മുഹൂര്‍ത്തത്തിന് പറ്റിയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിച്ചുകൊണ്ട് വിശ്രമമന്യേ ജോലിചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കൂ. നമ്മുടെ ജീവിതം ഒരു മനുഷ്യനെന്ന പരിഗണനപോലും കിട്ടാതെ കടന്നുപോകുകയാണ്, കൂലിയുടെ കാര്യത്തിലായാലും, തൊഴില്‍ സാഹചര്യത്തിന്റെ കാര്യത്തിലായാലും, വിശ്രമമുള്‍പ്പെടെയുള്ള നിയമപരമായ അവകാശങ്ങളുടെ കാര്യത്തിലായാലും. കുറഞ്ഞ കൂലിയേക്കാള്‍ ഭീതിതമാണ് ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നി ലനില്‍ക്കുന്ന മനുഷ്യാവകാശലംഘനങ്ങളും അനാരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങളും. ഇതില്‍ ഏറ്റവും ഭയമുളവാക്കുന്നതാണ് ഷോപ്പിനുള്ളില്‍ നമുക്ക് ഇരിക്കാനുള്ള അവകാശം ഇല്ല എന്നത്. ഇതൊക്കെ മറ്റുള്ളവരില്‍ അത്ഭുതമായിരിക്കും ഉണര്‍ത്തുക. എന്നാല്‍ മുതലാളിമാരെ സംബന്ധിച്ചിടത്തോളം നമ്മളെ അടിമകള്‍ പോലെ പണിയെടുപ്പിക്കുന്നതിനും ലാഭം കുന്നുകൂട്ടുന്നതിനുമുള്ള ഒരു ഉപാധിയും. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ അരമണിക്കൂര്‍ നില്‍ക്കാന്‍ കഴിയാതെ ഒഴിവാകുന്ന സീറ്റ് എങ്ങനെയും നേടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് എല്ലാവരും. അപ്പോള്‍ ഏകദേശം 11 മണിക്കൂറുകളോളം ഒറ്റ നില്‍പ്പില്‍ നില്‍ക്കേണ്ടിവരുന്ന ടെക്‌സ്റ്റൈല്‍സ് തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും മറ്റുള്ളവര്‍ക്കുണ്ടാകുന്ന കൗതുകത്തിനപ്പുറം നമ്മുടെ ജീവിതം തന്നെ തകര്‍ത്തുകളയുകയാണ് ഈ ‘നില്‍പ്പ്’! നമ്മളില്‍ ഭൂരിപക്ഷം പേരും സ്ത്രീകളാണ്. സ്വാഭാവികമായി പീരീഡ്‌സ് (ആര്‍ത്തവം) പോലുള്ള ശാരീരിക പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നരകതുല്യമാവുകയാണ് ജീവിതം. നട്ടെല്ല് ഡിസ്‌ക് തേയ്മാനം, സ്ഥിരം നടുവേദന, വെരിക്കോസ് മുതലായ രോഗങ്ങള്‍ നിരന്തരം തൊഴിലാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. നിന്ന് ജോലിചെയ്യുന്ന മറ്റു മേഖലകള്‍ നോക്കൂ. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാന്‍ അവര്‍ക്കവകാശമുണ്ട്. പറമ്പ് കിളക്കുന്ന തൊഴിലാളിക്ക് നല്ല വേദനവും ഇടയ്ക്ക് വിശ്രമിക്കാനും കഴിയുന്നു എന്നുമാത്രമല്ല കുറഞ്ഞ സമയം മാത്രം അവര്‍ അധ്വാനിച്ചാല്‍ മതിയാകും. ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായമാണ്. 8 മണിക്കൂറിനുള്ളില്‍ മൂന്നുപേരാണ് മാറിമാറി ജോലി ചെയ്യുന്നത്. അപ്പോള്‍ നമ്മളനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഇനിയും ഒരറുതി വരുത്തണ്ടേ? നിലവിലുള്ള നിയമപ്രകാരം 4 മണിക്കൂര്‍ ജോലിക്ക് ഒരു മണിക്കൂര്‍ വിശ്രമവുമാണ്. മാറിമാറി ഇരിക്കാനും വിശ്രമിക്കാനും തൊഴിലാളികള്‍ക്കവകാശമുണ്ടെന്നിരിക്കെയാണ്, ‘കീഴ്‌വഴക്ക’ത്തിന്റെ മറവില്‍ ഒരു നിമിഷം പോലും ഒന്നിരിക്കാന്‍ അനുവദിക്കാതെ മുതലാളിമാര്‍ നമുടെ രക്തമൂറ്റിക്കുടിക്കുന്നത്. അതിനുവേണ്ടിയാണ് ‘സുരക്ഷ’ കാരണങ്ങള്‍ പറഞ്ഞ് ഷോപ്പിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ നിന്നു നിന്ന് തളര്‍ന്ന് നമ്മളിലാരെങ്കിലും ഒന്ന് ചാരി നിന്നാല്‍ പോ ലും ക്യാമറ ദൃശ്യം കണ്ട് മുതലാളിയോ അയാളുടെ ശിങ്കിടികളോ നമ്മളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്. നമ്മള്‍ സ്വകാര്യമായൊന്ന് വസ്ത്രങ്ങള്‍ ശരിയാക്കി ഉടുക്കാന്‍ ചെന്നാലോ ബാത്ത് റൂമിനു സമീപത്തുപോലും ക്യാമറാക്കണ്ണുകള്‍. സാംസ്‌കാരിക കേരളത്തിന് ഇത് എങ്ങനെയാണ് കണ്ണടച്ച് അനുവദിക്കാന്‍ സാധിക്കുന്നത്? കൂടാതെ ഇപ്പോള്‍ ഇടനിലക്കാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. ഓരോ ഷോപ്പിലും തൊഴിലാളികളെ സപ്ലേ ചെയ്യുന്നത് അഡീക്കോ തുടങ്ങിയ ഏജന്‍സികളാണ്. ഇവരാകട്ടെ എല്ലാ തൊഴില്‍ നിയമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ തൊഴിലാളികളെ കൊണ്ട് എഗ്രിമെന്റുകളില്‍ ഒപ്പിടിയിക്കുകയും ആ എഗ്രിമെന്റ് വെച്ച് തൊ ഴിലാളികളെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിലാണ് AMTUവിന്റെ നേതൃത്വത്തില്‍ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ എല്ലാ തൊഴിലാളികളും ഇരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനായി ഒരു പുതിയ സമരമുഖം തുറക്കുന്നത്. മണിക്കൂറുകള്‍ നീണ്ടു നിന്നുള്ള ജോലിക്കിടയില്‍ ഇരിക്കുക എന്നത് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്, മനുഷ്യാവകാശമാണ്. നമ്മളെ മനുഷ്യരായി കാണാന്‍ മുതലാളിമാര്‍ക്ക് കഴിയുന്നില്ല എന്നതാണിതിനു കാരണം. ലാഭക്കൊതി മൂത്ത് നമ്മളെ അടിമകളായി കാണുന്ന മുതലാളിമാരുടെ സമീപനത്തിനെതിരായി ആരോഗ്യകരമായ തൊഴില്‍ സാഹചര്യത്തിനുവേണ്ടിയുള്ള തൊഴിലാളികളുടെ അവകാശ സമരമാണ് ‘ഇരിക്കല്‍ സമരം’! ഒപ്പം മിനിമം വേതനം നടപ്പാക്കുക, ആവശ്യമായ ബാത്ത് റൂം സൗകര്യം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, കുടിവെള്ളം നല്‍കുക, തൊഴില്‍ സുരക്ഷിതത്വം നല്‍കുക, യൂണിഫോമിന് തൊഴില്‍ സ്ഥാപനം ചെലവുവഹിക്കുക, ലിഫ്റ്റ് സൗകര്യം തൊഴിലാളികള്‍ക്കും അനുവദിക്കുക, അനിയന്ത്രിതമായ ക്യാമറകളുടെ എണ്ണം നിയന്ത്രിക്കുക, ബാത്ത് റൂം പരിസരത്തുള്ള ക്യാമറകള്‍ നീക്കം ചെയ്യുക മുതലായ ഷോപ്പ് തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും ഈ സമരത്തില്‍ ഞങ്ങള്‍ ഉന്നയിക്കുകയാണ്. ഈ മേഖലയിലെ മനുഷ്യാവകാശലംഘനങ്ങള്‍ക്കും തൊഴിലവകാശലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നതാകട്ടെ സംസ്ഥാനത്തെ ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും ലേബര്‍ ഓഫീസര്‍മാരുമാണ്. ലേബര്‍ ഓഫീസുകള്‍ ഇപ്പോള്‍ കൈക്കൂലിയുടെ കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. അതിനാ ല്‍ തന്നെ തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ തൊഴില്‍സാഹചര്യവും മിനിമം വേതനവും ഉറപ്പാക്കേണ്ട ഇവര്‍ മുതലാളിമാര്‍ക്കുവേണ്ടി കണ്ണടയ്ക്കുകയാണ്. ഇതിനെ തുറന്നു കാണിക്കുന്നതിനും തൊഴിലാളികള്‍ക്ക് നി യമം മൂലം അര്‍ഹമായ അവകാശങ്ങള്‍ ലേബര്‍ ഓഫീസര്‍മാരെ കൊണ്ട് സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഈ അവകാശ സമരം. സുഹൃത്തേ ഇത് നമ്മള്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മനുഷ്യാവകാശങ്ങളാണ്. നമ്മള്‍ സംഘടിക്കപ്പെട്ടിട്ടില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇവയെല്ലാം നമുക്ക് നിഷേധിക്കപ്പെടുന്നത്. നമുക്ക് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി ഇത് നേടിയെടുക്കാനുള്ള സമരത്തിലണിചേരാം. അവകാശ ബോധമുള്ള, മനുഷ്യത്വമുള്ള, പ്രബുദ്ധരായ കേരള ജനത നമ്മുടെ ഈ സമരത്തെ നിര്‍ലോഭം പിന്തുണയ്ക്കുമെന്ന് നമുക്കുറപ്പുണ്ട്. മറക്കണ്ട, മെയ് 1, സാര്‍വ്വദേശീയ തൊഴിലാളിദിനമാണ്. അന്ന് ഈ സമരത്തോട് നമുക്ക് ഐക്യപ്പെടാം. കോഴിക്കോട് നഗരത്തില്‍ സ്ത്രീകള്‍ക്ക് ടോയ് ലറ്റ് സംവിധാനത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ ഗ്രൂപ്പ് ആണ് പെണ്‍കൂട്ട് കോഴിക്കോട് നഗരത്തില്‍ അടുത്തിടെ കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന ഒരു അവകാശ സമരം നടക്കുകയുണ്ടായി. ഇരിപ്പിടത്തിനുവേണ്ടിയുള്ള സമരം അപ്പോള്‍ ആര്‍ക്ക്? എവിടെ ഇരിക്കാന്‍ എന്ന ചോദ്യം ഉയരുക സ്വാഭാവികം. നഗരങ്ങളിലെ ടെക്‌സ്‌റ്റൈല്‍ ഷോപുകള്‍ അടക്കം തിരക്കു പിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ ഒരേ നില്‍പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വര്‍ഷം തോറും വനിതാ ദിനങ്ങള്‍ കൊണ്ടാടുമ്പോള്‍ ആരാലും എവിടെയും പരാമര്‍ശിക്കപ്പെടാതെ പോവുന്ന, ഒരു തൊഴിലാളി സംഘടക്കും വേണ്ടാത്ത,ഒരു കൊടിക്കൂറക്കു കീഴിലും അണിനിരക്കാത്ത ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആദ്യം തയാറായ ഒരു പെണ്‍കൂട്ടമുണ്ട് ഈ നഗരത്തില്‍. ഇവര്‍ വലിയ വലിയ കാര്യങ്ങള്‍ പറയാറില്ല. ഇവര്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയാത്തതുമാണ്. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മക്ക് പേര് ‘പെണ്‍കൂട്ട്’. മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ വസന്തഭവന്‍ ഹോട്ടലിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടയുടെ അകത്തളത്ത് സജ്ജീകരിച്ച കുടുസ്സു മുറിയിലിരുന്ന് പെണ്‍കൂട്ടിന്റെ അമരക്കാരി പി. വിജി സംസാരിച്ചു തുടങ്ങി. കേരളം വികസനത്തില്‍ കുതിക്കുമ്പോഴും ഒരു നഗരവും പരിഗണിക്കാത്ത പെണ്ണിന്റെ ആകുലതകളും തൊഴിലിടങ്ങളില്‍ പ്രാഥമിക ആവശ്യംപോലും നിഷേധിക്കപ്പെടുന്ന ചൂഷണ വ്യവസ്ഥിതിയുടെ ചീഞ്ഞു നാറ്റങ്ങളും പ്രതിഫലിപ്പിക്കുന്നു ആ വാക്കുകള്‍. മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. ഇന്നിപ്പോള്‍ നഗരത്തില്‍ ജോലിചെയ്യുന്ന ഏതു പെണ്ണിനും തന്റെ എന്തു പ്രശ്‌നവും പെണ്‍കൂട്ടിനെ അറിയിക്കാം. മൂത്രപ്പുരക്കു വേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട് ‘ ഏറ്റെടുത്തത്. കോയന്‍കോ ബസാറിലെ പേ ബാത്‌റൂമില്‍ മൂത്രമൊഴിക്കാന്‍ ചെന്ന സ്ത്രീയെ ചില്ലറയുമായി ചെന്നില്ല എന്ന കാരണത്താല്‍ ആവശ്യം നിര്‍വഹിക്കാന്‍ സമ്മതിച്ചില്ല നടത്തിപ്പുകാര്‍. ഒരുപാട് കടകളുണ്ട് മിഠായിത്തെരുവില്‍. എല്ലായിടത്തും സ്ത്രീ തൊഴിലാളികളുമുണ്ട്. എന്നിരുന്നാലും ഒരിടത്തും മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തൊട്ടടുത്ത ഹോട്ടലുകളിലെ ബാത്‌റൂം ഉപയോഗിക്കാനായി അവിടെ ചെന്ന് ചായകുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഹോട്ടലുകളിലെ ബാത്‌റൂമുകള്‍ പോലും സുരക്ഷിതമല്ലാതാവുന്ന കാലത്ത് ഈ പ്രാഥമികാവശ്യംപോലും നിര്‍വഹിക്കാനാവാതെ അത്യധികം പ്രയാസപ്പെട്ടു ഇവരെല്ലാം. ഈ ആവശ്യത്തിനുവേണ്ടി പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായി രംഗത്തുവന്നു. ഒപ്പുശേഖരണം നടത്തി. ലേബര്‍ ഓഫിസര്‍, വ്യാപാരി വ്യവസായി, സര്‍ക്കാര്‍ എന്നിവക്കെല്ലാം പരാതി നല്‍കി. പ്രത്യക്ഷ സമരത്തിനിറങ്ങി. ‘മിഠായിത്തെരുവ് മുഴുവന്‍ മൂത്രപ്പുരയാക്കാമെന്ന്’ മുതലാളിമാര്‍ കളിയാക്കിയെങ്കിലും പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടയാനാകില്‌ളെന്നു വ്യക്തമായപ്പോള്‍ വ്യാപാരി വ്യവസായി സമിതി തന്നെ മുന്‍കൈയെടുത്ത് എല്ലാ കടകളിലും മൂത്രപ്പുര തയാറാക്കി. ഇന്നിപ്പോള്‍ ഈ തെരുവിലെ എല്ലാ സ്ഥാപനങ്ങളിലും ബാത്‌റൂമുണ്ട്. ഇത് പെണ്‍കൂട്ടിന്റെ ആത്മവിശ്വാസമുയര്‍ത്തി. ഈ സമരത്തിന് പുരുഷന്‍മാരായ സഹപ്രവര്‍ത്തകരും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, വിജയിച്ച ഒരു സമരം കൊണ്ട് അടങ്ങിയിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. പെണ്‍കൂട്ട് പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങുകയാണ്. ഇരിക്കാനുള്ള അവകാശം നേടാനുള്ള സമരത്തിന്. സ്ത്രീ പുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. രാവിലെ ഷോപ്പുകളില്‍ ജോലിക്ക് കയറുന്നവര്‍ വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങും വരെ നില്‍ക്കുകയാണ്. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞ മട്ടില്ല. വിശ്രമ സമയവും കുറവാണ്. മൂത്രമൊഴിക്കാന്‍ 10 മിനിറ്റ്. ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റ്. ഇതില്‍ കൂടുതല്‍ സമയമെടുത്താല്‍ കൂലി വെട്ടികുറക്കും. മിക്കവരും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരായിരിക്കും. എന്തു പ്രയാസം സഹിച്ചാണെങ്കിലും എത്ര ചൂഷണത്തിനിരകളായാലും ഇവര്‍ ഈ തൊഴില്‍ വിടില്ല എന്ന ‘ആത്മ വിശ്വാസം’ ആണ് കടയുടമകളുടെ കൈമുതല്‍. എങ്കിലും തങ്ങളുടെ അവകാശത്തെകുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കാനും അതു നേടുന്നതിന് അവരെ അണിനിരത്താനുമുള്ള ശ്രമത്തില്‍ നിന്ന് ഒരടി പിറകോട്ട് മാറാന്‍ ‘പെണ്‍കൂട്ട്’ ഒരുക്കമല്ല. ഇരിക്കാന്‍ അനുവദിക്കും വരെ സമരം ചെയ്യാനാണ് യൂനിയന്‍ തീരുമാനം. ഇതിനായി വനിതാ ദിനമായ മാര്‍ച്ച് എട്ടു മുതല്‍ മെയ് ഒന്നുവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുക, ജീവനക്കാരില്‍നിന്ന് ഒപ്പുശേഖരണം നടത്തുക, പോസ്റ്റര്‍ പ്രചരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ്. മെയ് ഒന്നു വരെയും പരിഹാരമായില്‌ളെങ്കില്‍ അന്നേ ദിവസം മുതല്‍ ശക്തമായ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് വിജി പറഞ്ഞു. 2008ല്‍ അസംഘടിത മേഖലാ തൊഴിലാളികളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസാക്കിയതോടെ ആണുങ്ങള്‍ മാത്രം പണിയെടുത്തിരുന്ന മിഠായിത്തെരുവിലെ പല കടകളിലും സ്ത്രീകളെ കാണാന്‍ തുടങ്ങി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മുതലാളിമാരില്‍നിന്ന് ലഭിച്ച മറുപടിയാണ് പെണ്‍കൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമായതെന്ന് വിജി. ആ മറുപടി ഇതായിരുന്നു ‘ആണുങ്ങള്‍ക്ക് ചായകുടിക്കാന്‍, സിഗററ്റ് വലിക്കാന്‍ എന്നിങ്ങനെ നൂറാവശ്യങ്ങള്‍ക്ക് ഇടക്കിടെ പുറത്തുപോകണം. സ്ത്രീകളായാല്‍ ആ പ്രശ്‌നമില്ല. കുറഞ്ഞ കൂലി കൊടുത്താല്‍ മതി. എന്തു പറഞ്ഞാലും അനുസരിക്കും സംഘടിച്ച് ശക്തരാകാനും സമരം ചെയ്യാനുമൊന്നും പോകില്ല.’ തൊഴില്‍ സ്ഥലത്ത് പെണ്ണനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളുടെ ഉപരിതല ഘടനയായിരുന്നു ഇത്. ഇതുകേട്ടപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് തോന്നി. മുമ്പ് അജിത ‘അന്വേഷി’ക്ക് മുമ്പ് ‘ബോധന’ നടത്തിയിരുന്ന കാലത്ത് അതില്‍ പ്രവര്‍ത്തിച്ച പരിചയമാണ് മുതല്‍ക്കൂട്ട്. പാവകളെപ്പോലെ എന്തുപറഞ്ഞാലും അനുസരിക്കുന്ന സ്ത്രീകളെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ സജ്ജരാക്കണമെന്ന് തോന്നിയാണ് ഇറങ്ങിത്തിരിച്ചത്. തൊട്ടടുത്ത കടകളിലെ സ്ത്രീ ജീവനക്കാരുമായി ചേര്‍ന്ന് അസംഘടിത തൊഴിലാളി ക്ഷേമബില്ല് സ്ത്രീ തൊഴിലാളികള്‍ക്ക് എത്തരത്തില്‍ ഉപകാര പ്രദമാക്കാം എന്ന് ചിന്തിക്കാന്‍ തുടങ്ങി. സ്ത്രീ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയിലത്തെിക്കാന്‍ അങ്ങനെ 2009 കാലഘട്ടത്തില്‍ തുടങ്ങിയതാണ് ‘പെണ്‍കൂട്ട’്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിയുടെ നേതൃത്വത്തില്‍ സുഹൃത്തിന്റെ തയ്യല്‍ക്കടക്കകത്തെ മുറി ഓഫിസാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സാധാരണ സംഘടനാ സംവിധാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമായി പെണ്‍കൂട്ടിന് മെമ്പര്‍ഷിപ്പോ രജിസ്റ്റര്‍ ചെയ്ത സംഘടനാ സംവിധാനമോ ഇല്ല. പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനവത്കരിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത,സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നെടും തൂണുകള്‍. എന്നാല്‍, പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ എന്നൊരു തൊഴിലാളി സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ 600 പേര്‍ സംഘടനയില്‍ അംഗങ്ങളാണ്. ഇതിന് രജിസ്‌ട്രേഷനും മെമ്പര്‍ഷിപ്പുമെല്ലാമുണ്ട്. ആവശ്യം ന്യായമെങ്കില്‍ എല്ലാവരും കൂടെ നില്‍ക്കുമെന്നും വിജയം നേടാനാകുമെന്നും മൂത്രപ്പുര സമരം പഠിപ്പിച്ചു. പുരുഷനെ അകറ്റി നിര്‍ത്തേണ്ടതില്ല. സ്ത്രീയും പുരുഷനും ലോകത്ത് ആവശ്യമാണ്. സ്ത്രീകള്‍ക്ക് മാത്രമായി ബസ്, പൊലീസ് സ്റ്റേഷന്‍, പാര്‍ക്ക് എന്നിവയൊന്നും ആവശ്യമില്ല. ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റി പാര്‍ശ്വവത്കരിക്കുകയേയുള്ളൂ. സര്‍ക്കാര്‍ കൊണ്ടുവന്ന ‘ജെന്‍ഡര്‍ പാര്‍ക്ക്’ പോലുള്ള സംവിധാനങ്ങളൊന്നും നടപ്പിലാകില്ല. അത് പണം തട്ടാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് വിജി പറയുന്നത്. പുരുഷനെ നേരിടാനുള്ള മാനസിക ആര്‍ജവം മാത്രമല്ല, ശാരീരിക കരുത്തും കൂടിയുണ്ട് തങ്ങള്‍ക്കെന്ന് പെണ്‍കൂട്ട് രണ്ടുവര്‍ഷം മുമ്പുതന്നെ തെളിയിച്ചിട്ടുണ്ട്. മിഠായിത്തെരുവില്‍ ജോലികഴിഞ്ഞു വരുന്ന ഒരു പെണ്‍കുട്ടിയെ ഒരുവന്‍ കയറിപ്പിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി നിലവിളിച്ച് രക്ഷപ്പെട്ടോടി. തൊട്ടടുത്ത കടക്കാര്‍ ഇയാളെ പിടിച്ച് പെണ്‍കൂട്ടിനെ അറിയിച്ചു. സംഘടനാ ഭാരവാഹികള്‍ ചെന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ച് പരാതിയും നല്‍കി. എന്നാല്‍, പൊലീസ് ഇയാളെ വെറുതെവിട്ടു. ഇതോടെയാണ് സംഘടന നേരിട്ടു പ്രതികരിക്കാന്‍ തീരുമാനിച്ചത്. പുതിയ സ്റ്റാന്റില്‍നിന്ന് സ്ത്രീകളെ ശാരീരികമായി അതിക്രമിച്ചവരെ സംഘം ചേര്‍ന്ന് കൈകാര്യം ചെയ്തു. എന്നാല്‍, പൂവാലന്മാരെ കൈകാര്യം ചെയ്തുവെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പൂവാലന്മാരെയല്ല ശരീരികമായി സ്ത്രീകളെ അക്രമിച്ചവരെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് വിജി പറയുന്നു. ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ട സ്ത്രീയെ സമരം ചെയ്ത് തിരിച്ചെടുവിപ്പിച്ച ചരിത്രവും പെണ്‍കൂട്ടിനുണ്ട്. ആറു കെട്ടിടങ്ങളില്‍ അടിച്ചുവാരുന്ന ഗിരിജയെന്ന സ്ത്രീയുടെതാണ് ഈ അനുഭവം. ഇവര്‍ക്ക് ആറുകെട്ടിടം വൃത്തിയാക്കിയാല്‍ 1000 രൂപ കിട്ടും. അടിച്ചുകൂട്ടിയ മാലിന്യം കോര്‍പ്പറേഷന്‍ വണ്ടിയില്‍ കയറ്റാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളിക്ക് ഇവര്‍ 200 രൂപ കൈക്കൂലി നല്‍കണം. ഈ പരാതി പെണ്‍കൂട്ടിന് ലഭിച്ചപ്പോള്‍ കൈക്കൂലി നല്‍കേണ്ടെന്ന് പെണ്‍കൂട്ട് നിര്‍ദേശിച്ചു. കൈകൂലി ലഭിക്കാത്തതിനാല്‍ മാലിന്യമെടുക്കാന്‍ കോര്‍പ്പറേഷന്‍ തൊഴിലാളി തയാറായില്ല. ഗിരിജയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. തുടര്‍ന്ന് സമീപ കടകളിലെ സ്ത്രീകളെല്ലാം ചേര്‍ന്ന് ഗിരിജയെ തിരിച്ചെടുക്കാന്‍ കടയടച്ച് സമരം നടത്തി. ഒടുവില്‍ ഗിരിജയെ തിരിച്ചെടുക്കുകയും കൈക്കൂലി വാങ്ങിയയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മറ്റു സംഘടനകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമെന്ന് കാത്തിരിക്കേണ്ടതില്ല. തൊഴിലാളികള്‍ക്ക് വേണ്ടി രൂപം കൊണ്ടതെന്ന അവകാശമുന്നയിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ പോലും അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരം പോക്കാന്‍ വരുന്നവരാണെന്നഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ മറ്റു സംഘടനകളെ മുഴുവന്‍ വിളിച്ചുകൂട്ടി ഫെബ്രുവരിയില്‍ ഒരു ചര്‍ച്ച നടത്തി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റിലേക്ക് ഉന്നയിക്കാമെന്ന തീരുമാനമെടുത്തു. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും വിജി പറയുന്നു. സമൂഹത്തില്‍ മുതലാളിത്തം മാത്രം എതിര്‍ക്കപ്പെട്ടിട്ട് കാര്യമില്ല. പുരുഷാധിപത്യത്തോടും ഒരു പോലെ യുദ്ധം ചെയ്യേണ്ടതുണ്ട്. ആണും പെണ്ണും ഒരു പോലെയോ അതില്‍ കൂടുതലോ പണിയെടുക്കുന്നു. ആണ് കൊണ്ടുവരുന്ന കൂലിയില്‍ പാതിയും മദ്യപാനത്തിനും മറ്റു ധൂര്‍ത്തിനും ചെലവഴിക്കുന്നു. പെണ്ണിന് കഷ്ടപ്പെട്ട് കിട്ടുന്ന കുറഞ്ഞ കൂലിയില്‍ മുഴുവന്‍ വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. ഈ ആണുങ്ങള്‍ വീട്ടിലത്തെിയാല്‍ പെണ്ണിന് സൈ്വര്യവും നല്‍കുന്നുമില്ല. എന്നിട്ടും ‘തൊഴിലാളി വര്‍ഗ സംഘടനകള്‍ക്ക്’ വോട്ട് നല്‍കുന്നു. ഇവിടെ വോട്ടു ബാങ്ക് പുരുഷന്‍ ആണ്. ഈ ആധിപത്യം തകര്‍ക്കപ്പെടുമ്പോഴേ പെണ്ണിന് രക്ഷയുള്ളൂ. സമൂഹത്തിന്റെ കാണാക്കയറുകള്‍ പൊട്ടിച്ച് മുന്‍ നിരയില്‍ ഇറങ്ങി പ്രശ്‌നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് പെണ്ണുങ്ങള്‍ നേടണം പെണ്‍കൂട്ടിന്റെ കുടുസ്സുമുറി ഓഫിസിലിരുന്ന് വിജി ഇതു പറയുമ്പോള്‍ അവരുടെ മുഖത്ത് ആത്മവിശ്വാസവും ശുഭ പ്രതീക്ഷയുമായിരുന്നു നിറഞ്ഞത്. ജഡപ്രകാരം അറിയാ; ക്രിസ്തനെ ജഡപ്രകാരം അറിഞ്ഞു എങ്കിലൊ ഇനിമേൽ അറിയുന്നില്ല താനും. അതുകൊണ്ട് ഒരുത്തൻ ക്രിസ്തനിൽ ആയാൽ പുതിയ സൃഷ്ടിയത്രെ; പഴയവ കഴിഞ്ഞുപോയി ഇതാ എല്ലാം പുതുതായി വന്നു. എങ്കിലും ഇത് എല്ലാം ദൈവത്തിൽനിന്നു ആയവൻ അല്ലൊ നമ്മെ യേശു ക്രിസ്തന്മൂലം തന്നോടു നിരപ്പിച്ചു നിരപ്പിന്റെ ശുശ്രൂഷയെ ഞങ്ങൾക്കു തന്നു. എങ്ങിനെ എന്നാൽ ദൈവം ലോകത്തിന്നു അവരുടെ പിഴകളെ കണക്കിടാതെ നിരപ്പിൻ വചനത്തെ ഞങ്ങളിൽ സമൎപ്പിച്ചുംകൊണ്ടു ലോകത്തെ ക്രിസ്തനിൽ തന്നോടു നിരപ്പിച്ചതു. എന്നതിനാൽ ഞങ്ങൾ ക്രിസ്തനുവേണ്ടി മന്ത്രികൾ ആകുന്നു ദൈവം ഞങ്ങൾ മുഖേന പ്രബോധിപ്പിക്കും പോലെ ദൈവത്തോടു നിരന്നു വരുവിൻ എന്നു ഞങ്ങൾ ക്രിസ്തനു പകരം യാചിക്കുന്നു. പാപത്തെ അറിയാത്തവനെ നാം അവനിൽ ദേവനീതി ആകേണ്ടതിന്ന് അവൻ നമുക്കു വേണ്ടി പാപം ആക്കി. തന്റെ മാതിരിപ്രകാരം പുതിയ മനുഷ്യരാവാൻ പ്രബോധിച്ചതു ൧൧) അവിശ്വാസികളോടു സംശത്തെ സൂക്ഷിക്കണം. അവനോടു കൂടുപ്രവൃത്തിക്കാരായി ഞങ്ങൾ പ്രബോധിപ്പിക്കയും ചെയ്യുന്നിതു: നിങ്ങൾ ദൈവകരുണയെ പഴുതിൽ അംഗീകരിച്ചു എന്നു വരരുതു യശ. ൪൯, ൮ അംഗീകരണ കാലത്തിൽ ഞാൻ നിന്നെ ചെവിക്കൊണ്ടു രക്ഷാദിവസത്തിൽ നിന്നെ തുണെച്ചു എന്ന് അവൻ പറയുന്നുണ്ടല്ലൊ; ഇതാ സുപ്രസാദകാലം ഇതാ ഇന്നു രക്ഷാദിവസം. ശുശ്രൂഷെക്കു കുറ പറ്റായ്പാൻ ഞങ്ങളും ഒന്നിലും ഒരു തങ്ങലും കൊടുക്കാതെ, സകലത്തിലും ഞങ്ങളെ തന്നെ ദേവശുശ്രൂഷക്കാർ എന്നു രഞ്ജിപ്പിക്കുന്നു. ബഹുക്ഷാന്തിയിലും ഉപദ്രവങ്ങളിലും കെട്ടുപാടു ഇടുക്കുകളിലും തല്ലുകൾ കാവലുകൾ കലഹങ്ങളിലും അദ്ധ്വാനങ്ങൾ ഉറക്കിളപ്പുകൾ പട്ടിണികളിലും. നിൎമ്മലതബുദ്ധി ദീൎഘക്ഷമ വാത്സല്യത്തിലും വിശുദ്ധാത്മാവിലും നിൎവ്വ്യാജസ്നേഹത്തിലും സത്യവചനം ദേവശക്തി എന്നതിനാലും ഇടവലത്തും ഉള്ള നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളൂടെ സല്കീൎത്തി മുഷ്കീൎത്തികളുടെയും; ചതിയർ എന്നിട്ടും സത്യവാന്മാർ. അറിയ ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി (സ്കോർ ഇതുവരെ ചേർത്തിട്ടില്ല സ്കോർ ഇതുവരെ ചേർത്തിട്ടില്ല സ്കോർ ഇതുവരെ ചേർത്തിട്ടില്ല സ്കോർ ഇതുവരെ ചേർത്തിട്ടില്ല സ്കോർ ഇതുവരെ ചേർത്തിട്ടില്ല സ്കോർ ഇതുവരെ ചേർത്തിട്ടില്ല) ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:27, 16 ഓഗസ്റ്റ് 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും യാഥാസ്ഥിതികരായിരുന്ന എഴുത്തുകാരില്‍ ഒരാളായിരുന്നു ഫെയ്‌ദോര്‍ ഡോസ്റ്റോയെവ്‌സ്‌കി. ത്സാര്‍ ഭരണകൂടത്തിന് അദ്ദേഹം നല്‍കിയ പിന്തുണയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയോടു പുലര്‍ത്തിയ ആഭിമുഖ്യവുമാണ് ഈ യാഥാസ്ഥികതയുടെ പ്രധാന ഘടകങ്ങള്‍. റഷ്യന്‍ ദേശീയതയെക്കുറിച്ച് ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ഡോസ്റ്റോയെവ്‌സ്‌കി വികസിപ്പിച്ചെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന് ഒരു രാഷ്ട്രീയമാനവും കൈവരുന്നുണ്ട്. 19ാം നൂറ്റാണ്ടില്‍ റഷ്യയിലുണ്ടായിരുന്ന നിരീശ്വരവാദത്തെയും രാഷ്ട്രീയ വിപ്ലവ പ്രവണതകളെയും പ്രതിരോധിക്കുക എന്നത് കുറ്റവും ശിക്ഷയും (Crime and Punishment, 1866) മുതലുള്ള നോവലുകളുടെ ഒരു പ്രധാന ലക്ഷ്യവുമായിരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ യൂറോപ്പിലെ ജ്ഞാനോദയ- ആധുനികതയുടെ ചില തുടര്‍ച്ചകളെ ത്സാര്‍ ഭരണകൂടത്തിലും ഓര്‍ത്തഡോക്‌സ് സഭയിലുമുള്ള വിശ്വാസം കൊണ്ടാണ് അദ്ദേഹം പ്രതിരോധിക്കാന്‍ ശ്രമിച്ചത്. ജ്ഞാനോദയ- ആധുനികത നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്; എങ്കിലും ഫ്യൂഡല്‍ റഷ്യയുടെ മൂല്യവ്യവസ്ഥയുപയോഗിച്ച് അവയെല്ലാം പരിഹരിക്കാമെന്ന് കരുതുന്നതിനോട് ഇന്ന് എത്രപേര്‍ യോജിക്കുമെന്നറിയില്ല. ഡോസ്റ്റോയെവ്‌സ്‌കിയുടെ യാഥാസ്ഥിതിക മനോഭാവം രൂപപ്പെട്ടതിനു പിന്നില്‍ പല ഘടകങ്ങളുമുണ്ട്. ബാല്യകാലത്തുതന്നെ സ്വാധീനം ചെലുത്തിയത് ഓര്‍ത്തഡോക്‌സ് വിശ്വാസമായിരുന്നു. പുഷ്‌കിന്‍, ഗോഗോള്‍, റ്റുര്‍ഗാന്യേവ്, റ്റോള്‍സ്റ്റോയ് തുടങ്ങിയ റഷ്യയിലെ മറ്റു പ്രധാന എഴുത്തുകാരില്‍നിന്ന്വ്യത്യസ്തമായി ഒരു സാധാരണ കുടുംബത്തിലാണ് ഡൊസ്റ്റോയെവ്‌സ്‌കി ജനിച്ചത്. സുവിശേഷങ്ങളുടെ വായന ഈ കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ ഓര്‍ത്തഡോക്‌സ് സഭയോടുള്ള ആഭിമുഖ്യം ഡോസ്റ്റോയെവ്‌സ്‌കിയില്‍ സ്വാഭാവികമായി വളര്‍ന്നു. യുറ്റോപ്യൻ സോഷ്യലിസ്റ്റ് ചിന്തയോട് അടുത്തിടപഴകിയ 1840കളിലും ഈ ആഭിമുഖ്യം നിലനിന്നു: വിമര്‍ശകനായിരുന്ന വിസ്സറിയോണ്‍ ബെലിന്‍സ്‌കിയിയുമായുള്ള പ്രധാന വിയോജിപ്പും മതവുമായി ബന്ധപ്പെട്ടതായിരുന്നു. അതേസമയം, മതാനുഷ്ഠയുമായി ബന്ധപ്പെട്ട നിരവധി ആന്തരിക പ്രശ്‌നങ്ങള്‍ ഡോസ്റ്റോയെവ്‌സ്‌കി അനുഭവിച്ചിട്ടുണ്ട്. വിശ്വാസം ഒരു മിഥ്യയായിരിക്കാനുള്ള സാദ്ധ്യതയായിരുന്നു ഇതില്‍ മുഖ്യം. വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചുള്ള ഭയവും ഇതോടൊപ്പമുണ്ടായിരുന്നു; തന്റെയുള്ളിലുള്ള അവിശ്വാസിയായിരുന്നു ഡോസ്റ്റോയെവ്‌സ്‌കിയുടെ ഏറ്റവും വലിയ ശത്രു. The Karamazov Brothers എഴുതിക്കഴിഞ്ഞശേഷം ഈ സംശയബാധയില്‍ നിന്ന് അദ്ദേഹം വിമുക്തനായതായി കരുതപ്പെടുന്നു. അതെന്തായാലും വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള ഒരു സന്ദിഗ്ദ്ധാവസ്ഥ കൃതികളിലുടനീളം കാണാം; ജീവിതത്തിലും. സൈബീരിയയിലെ തടവുപാളയത്തില്‍ കഴിയുമ്പോള്‍ ഡോസ്റ്റോയെവ്‌സ്‌കിയുടെ കൈവശമുണ്ടായിരുന്ന പുതിയ നിയമം സെൻറ് പീറ്റേഴ്‌സ്ബര്‍ഗ് നഗരജീവിതത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌കരിക്കുന്ന ആദ്യകാല രചനകളുടെ പ്രമേയങ്ങളും അന്തരീക്ഷവും ഡോസ്റ്റോയെവ്‌സ്‌കി പില്‍ക്കാല രചനകളില്‍ പൂര്‍ണമായുപേക്ഷിച്ചില്ല. അവയില്‍ പലതും മുന്‍പു പറഞ്ഞ നാലു നോവലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്; പക്ഷെ അവയെല്ലാം ത്സാറിസ്റ്റ് ഭരണകൂടത്തിലും ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലും നിലകൊള്ളുന്ന ഒരു ആശയസംഹിതയുടെ ചട്ടക്കൂടിലാണ് സങ്കല്പിക്കപ്പെടുന്നത്. അതോടൊപ്പം, Notes From the Underground (1864) The Gambler (1867 The Adolescent (1875) തുടങ്ങിയ കൃതികളില്‍ existentialist എന്ന് വിശേഷിപ്പിക്കാറുള്ള പ്രമേയങ്ങളും ആഖ്യാനരൂപങ്ങളും തുടരുന്നുമുണ്ട്. Notes From the Underground എന്ന ലഘുനോവലിന് പ്രമേയത്തിന്റെ കാര്യത്തില്‍ മുഖ്യനോവലുകളുമാണ് അടുപ്പം. യൂറോപ്യന്‍ നൈഹിലിസവും (Nihilism) അനുബന്ധചിന്താരീതികളും ഈ കൃതിയില്‍ നിശിതമായി പരിഹസിക്കപ്പെടുന്നു. "ബോഡി ഓഫ് ദ ഡെഡ് ക്രൈസ്റ്റ്" ഹാൻസ് ഹോൾബെയ്ൻ ദി ഇംഗർ നോവലിന്റെ മൂന്നാം ഭാഗത്തില്‍ അവിശ്വാസിയും നൈഹിലിസ്റ്റുമായ ഇപ്പോലിറ്റ് ഈചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതുളവാക്കുന്ന കടുത്ത നൈരാശ്യത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. വിശ്വാസം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന കടുത്ത നൈരാശ്യം മുഖത്തോടുമുഖം കാണുന്ന അനുഭവമാണ് ബാസെലിലെ മ്യൂസിയത്തില്‍ വച്ച് ഡോസ്റ്റോയെവ്‌സ്‌കിയെ അസ്വസ്ഥനാക്കിയത്. The Demons എന്ന നോവലിന്റെ പ്രധാന ലക്ഷ്യം തന്നെ പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നു പ്രചോദമുള്‍ക്കൊണ്ട് റഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന വിപ്ലവപ്രസ്ഥാനങ്ങളെ തുറന്നുകാണിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നതായിരുന്നു. വിപ്ലവകാരിയായ ഒരു യുവാവിനെ അയാളുടെ സഖാക്കള്‍ തന്നെ കൊലചെയ്ത ഒരു യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നോവലിന്റെ കഥാതന്തു വികസിപ്പിച്ചിട്ടുള്ളത്. റഷ്യയിലെ സാധാരണജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോ അവരോട് ഏതെങ്കിലും തരത്തിലുള്ള സഹതാപമോ ഇല്ലാത്ത ബുദ്ധിജീവിസംഘങ്ങള്‍ എന്ന നിലയിലാണ് ഡോസ്റ്റോയെവ്‌സ്‌കി ഇവരെ വിലയിരുത്തിയിരുന്നത്. അതോടൊപ്പം, റഷ്യയിലെ സാധാരണമനുഷ്യരുടെ പ്രശ്‌നങ്ങള്‍ ത്സാര്‍ ചക്രവര്‍ത്തി പരിഹരിക്കും എന്ന വിശ്വാസം ഈ നോവലെഴുതാനുള്ള പ്രധാനപ്രേരകമായിരുന്നു എന്നോര്‍മ്മിക്കുന്നതും പ്രധാനമാണ്. ഡോസ്റ്റോയെവ്‌സ്‌കിയുടെ ആക്ഷേപഹാസ്യഭാഷണം ഏറ്റവും രൂക്ഷമാകുന്നത് ഈ നോവലിലാണ്; അതിന്റെ ശക്തിയുടെ ഒരു പ്രധാന ശ്രോതസ്സുതന്നെ ഹാസ്യമാണ്. പാശ്ചാത്യചിന്തയിലും സാഹിത്യത്തിലും പിന്നീട് നൈഹിലിസം ഒരു പ്രധാന ചര്‍ച്ചാവിഷയമായി. നീറ്റ്ഷ്ചെ, സാര്‍ത്ര്, കമ്യു തുടങ്ങിയ ചിന്തകര്‍ അങ്ങേയറ്റം പ്രാധാന്യമുള്ള ഒരു സമകാലിക പ്രശ്‌നം എന്ന നിലയിലാണ് നൈഹിലിസത്തെ സമീപിക്കുന്നത്. നീറ്റ്ഷ്ചെയുടെ അവസാനകാല രചനകളുടെ സമാഹാരമായ The Will to Power ആരംഭിക്കുന്നത് ഈ നിരീക്ഷണത്തോടെയാണ്: ‘What does nihilism mean? That the highest values devaluate themselves. The aim is lacking why finds no answer 9 നൈഹിലിസം ചര്‍ച്ചാവിഷയമാകുന്ന The Myth of Sisyphus എന്ന ദീര്‍ഘലേഖനത്തില്‍ അല്‍ബേര്‍ കമ്യു ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളും കഥാപാത്രങ്ങളും വിശദമായി പരാമര്‍ശിക്കുന്നുണ്ട്.The Demons എന്ന നോവലിലെ കിറിലോവ് എന്ന കഥാപാത്രത്തിന്റെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ മുതല്‍ ഇവാന്‍ കാരമസോവിന്റെ ‘‘ദൈവമില്ലെങ്കില്‍ എല്ലാം അനുവദനീയമാണ് എന്ന നിരീക്ഷണം വരെ കമ്യു ചര്‍ച്ച ചെയ്യുന്നു. സിസിഫസിന്റെ തുടര്‍ച്ചായി വായിക്കാവുന്ന The Rebel എന്ന (കൂടുതല്‍ ദീര്‍ഘമായ) ലേഖനത്തില്‍ നൈഹിലിസത്തെ എങ്ങനെ പ്രതിരോധിക്കാം എന്നത് അന്വേഷണവിഷയമാകുന്നു. അതുവരെയെഴുതിയ നോവലുകളിലും കഥകളിലുമുള്ള പ്രമേയങ്ങളും സന്ദിഗ്ദ്ധതകളും ഒന്നുകൂടി വലിയ ഒരു കാന്‍വാസില്‍ അവതരിപ്പിക്കുന്ന കൃതിയാണ്The Karamazov Brothers. മുന്‍പുള്ള രചനകളിലെ കഥാപാത്രങ്ങള്‍ക്കും ഇവിടെ തുടര്‍ച്ചകളുണ്ട്. ഓര്‍ത്തൊഡോക്‌സ് സഭയുടെ വിശ്വാസസംഹിതയാണ് നോവലിലെ ആശയങ്ങളുടെ അസ്ഥിവാരമായി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. സഭ അതിന്റെ ഉദാത്തമായ രൂപത്തില്‍ ഫാദര്‍ സോസ്സിമയിലൂടെ പ്രത്യക്ഷമാവുകയും ചെയ്യുന്നു. നോവലിന്റെ നായകസ്ഥാനത്തുള്ള അലെക്‌സി കാരമസോവ് സോസ്സിമയുടെ പാത തുടരുന്നതായാണ് വായനക്കാര്‍ ധരിക്കുന്നത്. യൂറോപ്യന്‍ ആധുനികതയുടെ പ്രതിനിധിയായ ഇവാന്‍ കാരമസോവ് തന്റെ ചിന്താപദ്ധതി ഏതു കൊലപാതകത്തെയും ന്യായീകരിക്കാനുതകുന്നതാണെന്ന് മനസ്സിലാക്കുന്നുണ്ട്. റസ്‌കോള്‍നിക്കോഫിനുള്ളതുപോലെ പുതിയ നിയമം കയ്യിലെടുക്കുക എന്ന സാദ്ധ്യത ഇവാന്‍ കാരമസോവിനില്ല; അതുകൊണ്ടുതന്നെ നോവലിന്റെ അവസാനം അയാള്‍ നേരിടുന്ന മാനസികത്തകര്‍ച്ച സഭയുടെ യുക്തിയനുസരിച്ച് ദൈവനീതിയുമാണ്. ഡോസ്റ്റോയെവ്‌സ്‌കിയുടെ രചനകളില്‍ നിറഞ്ഞുനില്‍ക്കുന്ന യാഥാസ്ഥികത അതിനോട് കടുത്ത വിയോജിപ്പുള്ളവര്‍ക്കുപോലും വായനയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയില്ല എന്നതിന് പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനമായി വരുന്നത് നോവലുകളിലുള്ള ബഹുസ്വരതയാണ്. എഴുതുന്നയാളുടെ കരുക്കളല്ല ഡോസ്റ്റോയെവ്‌സ്‌കിയുടെ കഥാപാത്രങ്ങള്‍. അവര്‍ക്ക് ശബ്ദവും സ്വാതന്ത്ര്യവുമുണ്ട്. അതുകൊണ്ടുതന്നെ, നോവലിസ്റ്റിന്റെ നിലപാടുകളോടെതിര്‍ത്തു നില്‍ക്കുന്ന ഇവാന്‍ കാരമസോവ്, നിക്കൊളായ് സ്റ്റാവ്രോഗിന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ വായിക്കുന്നവരുടെ മനസ്സില്‍ കൂടുതല്‍ പതിയുന്നു. ഡോസ്റ്റോയെസ്‌കിയുടെ ബഹുസ്വരതയെക്കുറിച്ച് ഏറ്റവും ആഴത്തിൽ പഠനം നടത്തിയിട്ടുള്ളത് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് പരിചിതനായ മിഖായില്‍ ബാഖ്റ്റീനാണ്. കഥാപാത്രങ്ങളെയും കഥാഗതിയെയും ഒരു ബോധകേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കുന്ന എഴുത്തുകാരില്‍ നിന്ന് ഡോസ്റ്റോയെവ്‌സ്‌കി തികച്ചും വ്യത്യസ്തനാണ് എന്ന നിരീക്ഷണത്തിലാണ് ബാഖ്റ്റീന്‍ തുടങ്ങുന്നത്. എഴുതുന്നയാളുടെ പൂര്‍ണനിയന്ത്രണത്തിലുള്ള ഉപകരണങ്ങളല്ല ഇവിടെ കഥാപാത്രങ്ങള്‍; അവര്‍ക്ക് സ്വന്തമായ നിലനില്പും വ്യക്തിത്വവും അതിലുമുപരി സ്വാതന്ത്ര്യവുമുണ്ട്. എഴുതുന്നയാള്‍ക്കൊപ്പം നില്‍ക്കാനും അവരെ ചോദ്യം ചെയ്യാന്‍ തന്നെയും കഥാപാത്രങ്ങള്‍ക്കു കഴിയുന്നു. എഴുതുന്നതായി ഒരാളല്ല ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളിലുള്ളത്, നിരവധി പേരുണ്ട്: എഴുതുന്നയാളുടെ ഏകീകൃത ബോധമണ്ഡലത്തിലല്ല ആഖ്യാനം രൂപപ്പെടുന്നത്; മറിച്ച് നിരവധി ബോധങ്ങളുടെ പ്രതിപ്രവര്‍ത്തനത്തിലാണ്. ഡോസ്റ്റോയെവ്‌സ്‌കിയുടെ നോവലുകളില്‍ ബഹുസ്വരത (polyphony) രൂപപ്പെടുന്നതിന്റെ സാഹചര്യങ്ങളും അതുള്‍ക്കൊള്ളുന്ന പ്രക്രിയകളുമാണ് ഇവിടെ വിവരിക്കുന്നത്. ഇതിന് ആഴത്തിലുള്ള മറ്റൊരു തലം കൂടിയുണ്ട്. ഇവിടെയാണ് നിരവധി ഭാഷണങ്ങള്‍ അനുവദിക്കുക എന്നതിലുപരി അവതമ്മിലുള്ള പരസ്പരപ്രവര്‍ത്തനം ഉറപ്പുവരുത്തുന്നത്. ഈ ഉറപ്പുള്ളതുകൊണ്ട് ഡോസ്റ്റോയെവ്‌സ്‌കിയിലുള്ള ബഹുസ്വരത അടിസ്ഥാനപരമായി ഡയലോജിക് ആണ്; ഭാഷണങ്ങള്‍ തമ്മിലും ആശയങ്ങള്‍ തമ്മിലുമുള്ള തീര്‍പ്പാക്കലില്ലാത്ത പരസ്പരപ്രവര്‍ത്തനമാണ് അതിന്റെ മുഖ്യസ്വഭാവം. ഇത് സംഭാഷണങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല എന്ന് ബാഖ്റ്റീന്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘The polyphonic novel is dialogic through and through. Dialogic relationships exist among all elements of novelistic structure; that is, they are juxtaposed contrapuntally (40 സ്വതന്ത്രമായ എല്ലാ മനുഷ്യബന്ധങ്ങളും ഡയലോജിക് ആണ്. ചരിത്രവല്‍ക്കരിച്ചുകൊണ്ടുള്ള വായനയിലും ഡയലോജിക് വായനയിലും, എഴുതുന്നവരും വായിക്കുന്നവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ജനാധിപത്യപരമാകുന്നു. വായനക്കാര്‍ ഇവിടെ ആരാധകരോ വിധേയരോ അല്ല. എഴുതിയ ആളുമായി സ്വതന്ത്രമായ ഒരു സംഭാഷണം ഇത്തരം വായനയില്‍ സംഭവിക്കുന്നു. ഇവാന്‍ കാരമസോവിന്, അല്ലെങ്കില്‍ മാര്‍മലദോവിന് നല്‍കിയ സ്വാതന്ത്ര്യം വായനക്കാര്‍ക്കും നല്‍കാന്‍ നോവലിസ്റ്റ് ബാദ്ധ്യസ്ഥനാണ്. ഇങ്ങനെ വായിക്കുമ്പോള്‍ ഡൊസ്റ്റോയെവ്‌സ്‌കിയുടെ വ്യക്തിപരവും ചരിത്രപരവുമായ പരിമിതികള്‍ അപ്രസക്തമാകുന്നു. അതുകൊണ്ട് എഴുത്തുകാരെ ആരാധിക്കുന്നതിന് പ്രസക്തിയില്ലാതാകുന്നു. ആരാധനയും വിധേയത്വവും വായനയെ വികലമാക്കുന്നു; നോവലിസ്റ്റുമായുള്ള ഒരു സംഭാഷണത്തിന്റെ തലത്തിലാണ് വായന സൃഷ്ടിപരമാകുന്നത്.▮ ബ്യുന്ദാറിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട പലരുടേയും പേരുകള്‍ കാണാതായവരുടെ ലിസ്റ്റിലായിരുന്നു. വീടുകളില്‍ അവശേഷിച്ച ചിലര്‍ക്കെങ്കിലും അതാശ്വാസം നല്‍കിക്കാണും. പ്രിയപ്പെട്ടവര്‍ മരണപ്പട്ടികയിലല്ല എന്നതിലെ പ്രതീക്ഷ വളരെ വലുതാണ്. രുദ്രനാഥിന്റെ ശിഖരത്തില്‍, നക്ഷത്രങ്ങളും നിലാവും, മഞ്ഞുമുള്ള പാതിരാത്രിയുടെ കാഴ്ചസൗന്ദര്യത്തിനൊപ്പം മരണഭയം കൂടെയുണ്ടായാല്‍ എങ്ങനെയിരിക്കും? ശ്വാസമെടുക്കാനുണ്ടായ അസ്വസ്ഥതയില്‍, ഗഡ്വാളിന്റെ താഴ്വാരത്തണുപ്പേറ്റ് പഹാഡിക്കുടിലിന്റെ വാതില്‍പ്പടിമേല്‍ ഇരുന്നും കിടന്നും കഴിച്ചുകൂട്ടിയ രാത്രിയുടെ ഓര്‍മ കൂടിയുണ്ട് രുദ്രനാഥ് തേടിപ്പോയ, ട്രക്കിങിന്. വാലി ഓഫ് ഫ്‌ലവേഴ്‌സിലേക്ക് തിരിക്കും മുമ്പാണ് രുദ്രനാഥിലേക്ക് നടന്നുകേറിയത്. രണ്ടു രാത്രിയും മൂന്ന് പകലിന്റെ നടത്തവും വെയിലും തണുപ്പും അനുഭവിച്ച് അങ്ങനെ 16 മൈലോളം കാടും മലയും കേറിയിറങ്ങിയ യാത്ര. ചമോലിയിലെ സാഗറില്‍ നിന്ന് തുടങ്ങി, നടപ്പ്. ഗോപേശ്വര്‍ വഴിയും രുദ്രനാഥിലേക്കെത്താം. ഏതാണ്ട് ഇതേ ദൂരം തന്നെ. രണ്ടോ മൂന്നോ കൊച്ചു പീടികകളും കുറച്ച് വീടുകളും മാത്രമുള്ള കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഇടം. വഴി തെറ്റിയോ എന്ന് തോന്നാവുന്ന അത്ര ചെറിയ ഇടപ്പാത, വീട്ടുപിന്നാമ്പുറങ്ങളെന്ന് തോന്നിപ്പിച്ച് വളഞ്ഞുപോയി വഴി. പലയിടത്തും അത് നേര്‍ത്തു. ചെറിയ കയറ്റങ്ങള്‍, കാട് തെളിഞ്ഞു. കേറുംതോറും വീടുകള്‍ അകന്നില്ലാതായി. മരങ്ങള്‍ മാത്രം. കാടറിഞ്ഞുള്ള നടപ്പ്. രുദ്രനാഥ് പേരുകേട്ട ഇടമാണെങ്കിലും തീര്‍ത്ഥാടകര്‍ കുറവാണ്. ഏകദേശ വഴി പിടിച്ച് വേണം നടപ്പ്. കുത്തനെ കയറ്റങ്ങളും. ട്രക്കിങ് താല്പര്യമുള്ളവരാണ് പൊതുവേ വരാറ്. യാത്രികര്‍ക്ക്, വനംവകുപ്പ് നിരീക്ഷണമോ വഴി കാണിക്കാന്‍ ബോര്‍ഡോ യാതൊന്നുമില്ല. രുദ്രനാഥ് എല്ലാവരും പോകുന്ന ഇടമല്ല. ഗൈഡോ അവിടത്തുകാരോ ആരുമില്ല കൂടെ. രണ്ടാള്‍ രൂപങ്ങളായി നടന്നു സുഹൃത്തിനൊപ്പം. 16 കിലോമീറ്റര്‍ നടന്നാല്‍ എത്തുമെന്ന തെറ്റിദ്ധാരണയില്‍ തുടങ്ങിയ നടപ്പ്. എത്ര കേറിയിട്ടും തീര്‍ന്നില്ല. എത്തുന്നില്ലല്ലോ വഴി തെറ്റിയോ എന്നായി ചിന്ത. ചോദിക്കാന്‍ വന്യമായ ആരണ്യകമല്ലാതെ, ആരുമില്ല. അപൂര്‍വ്വമായി ചില യാത്രികരെ കണ്ടുമുട്ടി, ഈ വഴി തന്നെ പിടിച്ചു പൊയ്‌ക്കോളാന്‍ അവര്‍ പറഞ്ഞു, വേറെ എങ്ങോട്ടും വഴിയില്ല. നടന്ന ഇടുക്കി അണക്കെട്ട് തുറക്കുന്നു, പെരിയാറിൽ മീൻപിടുത്തത്തിന് നിരോധനം, സെൽഫി, ഫേസ്ബുക്ക് ലൈവ് പാടില്ല ഇടുക്കി അണക്കെട്ട് മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വെള്ളപ്പാച്ചിൽ മേഖലകളിൽ പുഴ മുറിച്ച് കടക്കുന്നത് നിരോധിച്ചു അതേസമയം സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ തുറക്കാൻ തീരുമാനം. ഇടുക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകൾ നാളെ തുറക്കും. ഇടുക്കി അണക്കെട്ട് നാളെ 11 മണിയോടെയാണ് തുറക്കുക. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ ഇടുക്കി തുറക്കുന്നത്. മറ്റന്നാൾ മുതൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷേ മഴ പ്രവചനം തെറ്റിച്ചാൽ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് നേരത്തെ തുറക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മുതൽ മൂന്നു ഷട്ടറുകൾ 35 സെന്റി മീറ്റർ വീതം ഉയർത്തും. ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇടുക്കി തുറക്കുന്നതിൻറെ ഭാഗമായി ഇടമലയാർ അണക്കെട്ടും നാളെ രാവിലെ ആറിന് തുറക്കും. പരമാവധി 80 സെൻറിമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. പെരിയാറിൽ അനാവശ്യമായി ഇറങ്ങരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം തുറക്കും.25 ക്യൂമെക്സ് മുതൽ പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നദി തീരങ്ങളിൽ ഉള്ളവർ പ്രത്യേകമായി ജാഗ്രത പുലർത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുൻ കരുതലിന്റെ ഭാഗമായുളള നടപടികളാണ് സ്വീകരിക്കുന്നത്. കക്കി ഡാം തുറന്ന് വിട്ട ജലം പമ്പ ത്രിവേണിയിൽ ജലനിരപ്പ് 10 സെ.മി മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉയർത്തിയത്. പമ്പയിലും അച്ചൻകോവിലാറിലും, മണിമലയാറിലും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ് ഇപ്പോഴും ഉള്ളത്. 116 ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. അതിൽ 1047 കുടുംബങ്ങളും 3584 ആളുകളുമാണുള്ളത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം മുഖ്യമന്ത്രി വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് Kerala Rains ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും holy mass കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്' Norovirus തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് Farm laws കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം Omicron ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് Kerala Rains ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും holy mass കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. സിഡ്നി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദം ഒമിക്രോൺ ഓസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്തു.… ടോസ് നഷ്ടമായി ക്രീസിലിറങ്ങി ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയിലായിരുന്നു. സ്‌കോര്‍ 62ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഒരു റണ്‍ കൂടി നേടുമ്പോഴേക്കും രണ്ടാം വിക്കറ്റും വീണു. പിന്നീടെത്തിയ ചേതേശ്വര്‍ പുജാര എട്ട് റണ്‍സ് നേടിയപ്പോഴേക്കും പുറത്തായി. 30പന്തുകള്‍ നേരിട്ട ശേഷമാണ് പുജാര ആദ്യ റണ്ണെടുത്തത്. മഴ മൂലം ഒരു ദിവസമായി മൂടിയിട്ടിരുന്ന പിച്ച് പേസ് ബൗളര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുമെന്നും പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ക്കാന്‍ രോഹിത്തിനും ഗില്ലിനുമായി. ബോള്‍ട്ടും സൗത്തിയും മാറി മാറി എറിഞ്ഞിട്ടും ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യത്തിനെതിരെ കാര്യമായ ഒരവസരവും സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ആദ്യം ബൗളിംഗ് മാറ്റമായി കെയ്ല്‍ ജമൈസണെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെയും കൊണ്ടുവരികയായിരുന്നു. ആത്മവിശ്വാസത്തോടെ മുന്നേറിയ രോഹിത്തിനെ ഒടുവില്‍ ജാമിസണിന്റ ഔട്ട് സ്വിംഗര്‍ കുടുക്കി. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച രോഹിത്തിനെ സ്ലിപ്പില്‍ ടിം സൗത്തി തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. രോഹിത് മടങ്ങിയതിന് പിന്നാലെ ഗില്ലും പൂജാരയും പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതോടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അനക്കമില്ലാതെയായി. ഇതോടെ സമ്മര്‍ദത്തിലായ ഗില്‍ നീല്‍ വാഗ്‌നറുടെ ആദ്യ ഓവറില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി. ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്‌നര്‍ എന്നിവരാണ് ന്യൂസിലന്‍ഡിന്റെ വിക്കറ്റ് നേട്ടക്കാര്‍. രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് Shreyas Iyer| അയ്യർ ദ ഗ്രേറ്റ്; ടെസ്റ്റ് അരങ്ങേറ്റത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ശ്രേയസ് അയ്യർ ഒരു ചെറിയ കൈയബദ്ധം; അക്ഷർ പട്ടേൽ അക്‌സർ പട്ടേലായത് ഇങ്ങനെ Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Happy Birthday Suresh Raina ഇന്ന് സുരേഷ് റെയ്‌നയുടെ ജന്മദിനം: ഈ ഇടംകൈയൻ ബാറ്റർ അവിസ്മരണീയമാക്കിയ 5 ഇന്നിങ്‌സുകൾ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി Reliance Jio പുതിയ നിരക്കുകളുമായി റിലയൻസ് ജിയോ; വിപണിയിലെ മികച്ച മൂല്യമുളള unlimited പ്ലാനുകൾ രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ പമ്പയ്ക്ക് കുറുകെ സർക്കാർ നിർമ്മിച്ച പാലത്തിൽ കയറി എങ്ങോട്ടാണ് പോകേണ്ടത് കൈനകരിക്കാർ ചോദിക്കുന്നു Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് ഒരു തമിഴൻ മലയാളിയിൽ നിന്നും ഏറെ വ്യത്യസ്തനാണ്‌. ആരംഭശൂരാ കേരളീയാ… എന്ന ചൊല്ലുപോലും അവർക്കിടയിലുണ്ട്‌. കേരളീയർ ആരംഭശൂരന്മാരാണെന്ന്‌ തമിഴന്റെ കണ്ടെത്തൽ മാത്രമല്ല, മറിച്ച്‌ ചില സാമൂഹിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ അത്‌ ശരിയാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. പൊതുവെ നമ്മൾ കേമമായി പലതും തുടങ്ങുകയും, അത്‌ എവിടെയും എത്താതിരിക്കുകയും ചെയ്യും. എന്നാൽ തമിഴന്റേത്‌ വളരെവേഗം മാറാത്ത ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതികമായ സമൂഹമാണ്‌. അവിടത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ നേതാവു മുതൽ പിച്ചക്കാരൻ വരെ തിരുക്കുറലിൽ നിന്നും ഉദ്ധരിക്കും, അണ്ണാദുരൈയെ ഉദ്ധരിക്കും. ഇതുപോലെ ഒരു മലയാളിയെ നമുക്ക്‌ കാണുവാൻ കഴിയില്ല. പുതിയ എന്തിലും ആകർഷിക്കപ്പെടുന്ന, പിന്നെ മറ്റൊരു പുതിയത്‌ കണ്ടാൽ അതിലേക്ക്‌ മാറിപ്പോകുന്ന, ഒരു തുറന്ന മനസ്സുളള എന്നു പറയാവുന്ന ജനതയാണ്‌. അതുകൊണ്ട്‌ ചരിത്രാതീതകാലം മുതൽക്കെ വിദേശിയർ കേരളത്തിൽ എത്തിയിരുന്നു. എന്തിന്‌ ക്ലിയോപാട്രയ്‌ക്കുവരെ സാധനങ്ങൾ കയറ്റി അയച്ചിരുന്ന നാടാണ്‌ നമ്മുടേത്‌. ഇതിന്റെ അർത്ഥം ഒരു ഏകലോക സാധ്യതയിലേക്ക്‌ മുഖം തിരിച്ച്‌ നില്‌ക്കുന്ന ഒരു സ്വഭാവം കേരളത്തിന്‌ ഉണ്ട്‌ എന്നതാണ്‌. കടൽ ഇതിന്‌ പ്രധാന കാരണം ആണ്‌. കോഴിക്കോട്‌ നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തെന്നപോലെയാണ്‌ പശ്ചിമേഷ്യ. അവരുമായുളള ബന്ധങ്ങൾ, വാണിജ്യം ഇതൊക്കെയും കേരളത്തിന്റെ സ്വഭാവരൂപീകരണത്തിന്‌ കാരണമായി. കേരളത്തിന്റെ വിളവുകളിൽ പ്രാധാന്യം നെല്ല്‌, ഗോതമ്പ്‌ എന്നിവയേക്കാളേറെ ഏലം, കുരുമുളക്‌ തുടങ്ങിയവയ്‌ക്കായിരുന്നു. അതായത്‌ തിന്നുവാൻ കൊളളാത്തതും മണപ്പിക്കാൻ നല്ലതുമായ സാധനങ്ങളാണ്‌ നാം ഉണ്ടാക്കുന്നത്‌. നാം കുരുമുളക്‌ ഉൽപാദിപ്പിക്കുകയും കയറ്റി അയക്കുകയും, എന്നാൽ അത്‌ നാം അതൊന്നും ഉപയോഗിക്കാതെ പകരം കപ്പൽമുളക്‌ എന്ന മെക്സിക്കൻ മുളക്‌ ഉപയോഗിക്കുകയും ചെയ്യുന്നു. വിദേശ മുളക്‌, വിദേശ ആശയങ്ങൾ ഇതൊക്കെയാണ്‌ നമുക്ക്‌ പഥ്യം. അങ്ങിനെ നാലോ അഞ്ചോ ആയിരം വർഷങ്ങൾക്കുമുമ്പു തന്നെ നാം വിദേശവുമായി, ബന്ധം സ്ഥാപിച്ചിരുന്നു. യഹൂദർക്കും ക്രിസ്‌തുവിന്റെ ശിഷ്യർക്കും ആദ്യത്തെ മുസൽമാനും താവളം നല്‌കിയത്‌ കേരളമാണ്‌. ഇതൊക്കെയും നന്മയുണ്ടാക്കുന്നതാണ്‌. പക്ഷെ അതോടൊപ്പം തന്നെ സ്നോബറി അഥവാ പൊങ്ങച്ചം ഉണ്ടാക്കും. ഒരുതരം അനുകരണശീലത്തിന്‌ അടിമയാകും. ഇതൊന്നും പൂർണ്ണമായും ശാസ്‌ത്രീയമായി വിശകലനം ചെയ്‌തിട്ടില്ലെങ്കിലും ചില ഉദാഹരണങ്ങള ചൂണ്ടിക്കാണിക്കാൻ കഴിയും. കേരളത്തിൽ വീണ്ടും പടിപ്പുരകൾ വന്നുകൊണ്ടിരിക്കുകയാണ്‌. ഒരിക്കൽ വീടിന്‌ എന്തിനാണ്‌ പടിപ്പുറ എന്നുപറഞ്ഞ്‌ ഒഴിവാക്കിയതാണ്‌ നാം. പക്ഷെ ഇത്‌ നമ്മുടെ വീട്ടുമുറ്റത്ത്‌ വീണ്ടും വരാൻ കാരണം ഗൾഫിലെ മൃഗങ്ങൾക്ക്‌ പടിപ്പുര ഉളളതുകൊണ്ടാണ്‌. ഗൾഫിൽ പോയി വരുന്നവർ വീടുണ്ടാക്കി വീടിനുചുറ്റും മതിലുകെട്ടി പടിപ്പുരയുണ്ടാക്കുന്നു. ഈ പടിപ്പുര വിപ്ലവം ചുരുങ്ങിയ കാലത്തിനിടെ ഉണ്ടായതാണ്‌. പടിപ്പുരയുളള രാജ്യത്തിൽ നിന്നും വരുമ്പോൾ നമുക്കും പടിപ്പുര വേണം എന്ന്‌ തീർച്ചപ്പെടുത്തുന്നു. ഈ രണ്ടാം പടിപ്പുര നമ്മുടെ പാരമ്പര്യത്തിന്റേത്‌ അല്ല എന്നതാണ്‌ സത്യം. ഇങ്ങനെ പുറത്തുളളവരെ അനുകരിക്കുന്ന രീതി നമുക്കെന്നുമുണ്ടായിരുന്നു. ആദ്യം സിലോണിനെ, പിന്നെ ബർമ്മ, മലേഷ്യ, സിങ്കപ്പൂർ, ബ്രിട്ടൻ നാൽപ്പത്തിയേഴിലെ പോപ്‌റ്റ്‌വാറിനുശേഷം വെസ്‌റ്റ്‌ ഏഷ്യയിലേക്കായി നമ്മുടെ നോട്ടം. ഇപ്പോൾ അമേരിക്ക. ഇതൊക്കെയും വളരെ ചടുലമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയത്‌. അതുകൊണ്ട്‌ വളരെ ദരിദ്രരായിരുന്നവർ വിദേശത്ത്‌ പോയി പോയി ഏറെ വൈകാതെ സമ്പന്നരായി തിരിച്ചുവരുമ്പോൾ, അവർക്കവരുടെ അസ്ഥിത്വം സ്ഥാപിക്കേണ്ടിവരുന്നു. അതുകൊണ്ടാണവർ വലിയ വീട്‌ വയ്‌ക്കുന്നത്‌. ഗൾഫില ഏറെ കഷ്‌ടപ്പെട്ട്‌ ജോലി ചെയ്‌ത്‌, ഒരു കുടുസുമുറിയിൽ അൻപത്‌ പേരോളം അടങ്ങുന്ന അട്ടിയായി കിടന്നുറങ്ങി ജീവിച്ചവർ, നാട്ടിലെത്തിയാൽ കാർ വാടകക്ക്‌ എടുത്തേ സഞ്ചരിക്കൂ. കാരണം ഇതൊരു പകപോക്കലാണ്‌. ഇവിടെ തന്നെ അപമാനിക്കുകയും പട്ടിണിക്കിടുകയും ചീത്ത വിളിക്കുകയും മാറ്റി നിർത്തുകയും ചെയ്‌തവരോടുളള ഒരു പ്രതിഷേധമാണിത്‌. അതുകൊണ്ടാണ്‌ സർക്കാരും മറ്റെല്ലാവരും പറഞ്ഞിട്ടും ഗൾഫിൽ നിന്നും വരുന്നവർ വ്യവസായങ്ങളിൽ ഏറെ പണം മുടക്കാത്തത്‌. തന്റെ അഭിമാനം സംരക്ഷിക്കാൻ വീടുപണിയുകയാണ്‌ വേണ്ടതെന്നും, ഒരു കയർ ഫാക്‌ടറിയിൽ ഷെയറെടുത്താൽ അത്‌ സാധിക്കില്ലെന്നും ഇവർ കരുതുന്നു. ബഹുമാനിക്കാത്തവരെകൊണ്ട്‌ ബഹുമാനിപ്പിക്കുക എന്ന സ്വത്വബോധമാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. ശ്രീനാരായണഗുരു ക്ഷേത്രം നിർമ്മിച്ചതും ഇതേ സ്വത്വബോധത്തിന്റെ മറ്റൊരു രീതിയായിരുന്നു. ഉത്തരം ചടുലമായ മാറ്റങ്ങൾ ഒട്ടേറെ ഘടകങ്ങളിൽ വ്യതിയാനം സൃഷ്‌ടിച്ചു. ഭൂമി കൈമാറ്റം വീടിന്റെ ഘടനയിലെ മാറ്റങ്ങൾ ഇതെല്ലാം തന്നെ സമുദായത്തിലെ മനുഷ്യന്റെ സ്വത്വം ദ്വിമാനത്തിലുളള മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടക്കുന്നത്‌. ഇത്തരം മാറ്റങ്ങളുടെ വലിയൊരു പങ്ക്‌ വെസ്‌റ്റ്‌ ഏഷ്യൻ സാന്നിധ്യമാണ്‌. ഇങ്ങനെ വളരെ വേഗത്തിൽ എനർജി ചെലവാക്കുകയും, പ്രകടിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ്‌ നമ്മുടേത്‌. ഈ സംഖ്യയുടെ പെരുപ്പവും ഇത്തരം മാറ്റങ്ങൾക്ക്‌ വലിയൊരു കാരണമായി. ഇതൊക്കെ ഉണ്ടാക്കിത്തീർത്ത ഡിസ്‌റ്റബിലൈസേഷൻ പ്രശ്‌നം നമുക്കുണ്ട്‌. നമ്മുടെ സമൂഹം ഏറെ ദ്രവരൂപസ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നാണ്‌. മുൻപ്‌ പറഞ്ഞതുപോലെ തമിഴർക്ക്‌ വളരെക്കാലം ഇത്തരം ഒരു സ്വഭാവം ഇല്ല. ഇപ്പോൾ അതിവേഗം ബഹുദൂരം എന്ന ഒരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്‌. ഇതൊരു തമിഴന്റെ മനോഭാവമല്ല. അതിവേഗം ബഹുദൂരം എങ്ങോട്ടേക്കാണ്‌ എന്ന ചോദ്യമുണ്ട്‌ എന്നത്‌ നമ്മൾ മറക്കുന്നു. നമുക്ക്‌ ഒന്നും മതിയാവില്ല; അതോടൊപ്പം എങ്ങും എത്തുകയുമില്ല. മാനിയയുടെ ഫലം അത്‌ ഡിപ്രഷൻ ഉണ്ടാക്കുന്നു എന്നതാണ്‌. കാരണം എല്ലാ മാനിയയും ഡിപ്രഷനോടുകൂടിയാണ്‌ നിലനില്‌ക്കുക. അതായത്‌ മാനിയാക്‌ ഡിപ്രഷൻ എന്നു പറയും. ഇത്‌ സൈക്ലിക്‌ ആണ്‌. വലിയ ആഗ്രഹം നിറവേറാതെ വരുമ്പോൾ വലിയ നിരാശതോന്നും. അപ്പോൾ ചത്തു കളയാമെന്ന്‌ തീരുമാനിക്കും. ഇങ്ങനെയാണ്‌ ആത്മഹത്യ പെരുകുന്നത്‌. അത്‌ എന്തിനെക്കുറിച്ചുമാകാം. വിദ്യാഭ്യാസത്തെ; കൃഷിയെ, വീടിനെ, പ്രണയത്തെ, അങ്ങിനെ എന്തിനെക്കുറിച്ചും. അത്യാഗ്രഹം ആത്മഹത്യ ഉണ്ടാക്കില്ല; മറിച്ച്‌ സാധിക്കുമെന്ന തോന്നലാണ്‌ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്‌. സാധിക്കുമെന്ന തോന്നലിന്‌ തിരിച്ചടി കിട്ടുമ്പോഴാണ്‌ നാം ജീവിതം ടെർമിനേറ്റ്‌ ചെയ്യാൻ തീരുമാനിക്കുന്നത്‌. അങ്ങിനെയുളള ഒരു ടെർമിനേഷനാണ്‌ നാം നിത്യോന വാർത്തകളിൽ കാണുന്ന കൃഷിക്കാരന്റെ ആത്മഹത്യ. അതിനു കാരണം കടമാണ്‌. ആഗോള മുതലാളിത്തം കടം കൊടുത്ത്‌ ഒരാൾക്ക്‌ തനിക്ക്‌ കഴിയുന്നതിൽ കൂടുതൽ സാധിക്കും എന്ന ചിന്ത ഉണ്ടാക്കുന്ന ഒരു വ്യവസായമാണ്‌. 400 രൂപ കൊടുക്കുക, രജിസ്‌റ്റർ ചെയ്യുക, ഒരു കാർ വീട്ടിലേക്ക്‌ കൊണ്ടുവരിക. പിന്നെ തവണകളായി പണം അടച്ചാൽ മതി, സംഗതി പറയുവാൻ എളുപ്പമാണ്‌. തവണകളായി അടയ്‌ക്കാമെങ്കിൽ കാർ നമുക്ക്‌ നേരത്തെ വാങ്ങാമായിരുന്നു. ഒടുവിൽ കാറിന്‌ മെയിന്റനൻസ്‌ വരുമ്പോഴോ പെട്രോൾ ചിലവ്‌ താങ്ങാതെ വരുമ്പോഴോ, കാർ നമ്മുടെ പക്കൽ നിന്നും അറിയാതെ പോകും. ‘ലോൺമേള’യെന്ന വാക്ക്‌ നമുക്കിന്ന്‌ എത്ര സുപരിചിതമാണ്‌. കടം ഒരു ആഘോഷമായി തീർന്ന അവസ്ഥയിലാണ്‌ നാം. ആഗോള മുതലാളിത്തം സൃഷ്‌ടിച്ചിരിക്കുന്ന ‘കടം വാങ്ങുക’ എന്നാൽ നിങ്ങൾക്ക്‌ കഴിയുന്നതിനേക്കാൾ ചെയ്യാൻ കഴിയുമെന്ന കൊതിപ്പിക്കൽ ആണ്‌. അതുകൊണ്ട്‌ വീട്‌ കടത്തിനെടുക്കാം, വാഹനവും വിദ്യാഭ്യാസവും കടത്തിനെടുക്കാം. കടമെടുത്തത്‌ തിരിച്ചുകൊടുക്കാൻ കഴിയാതെ വരുമ്പോഴാണ്‌ നിങ്ങൾ അമ്പരക്കുന്നത്‌. അത്തരം അമ്പരപ്പിന്റെ കഥയാണ്‌ ആത്മഹത്യകളായി പത്രങ്ങളിലൂടെ വരുന്നത്‌. അതുവഴി പത്രങ്ങൾക്കും നിലനില്പിനുളള വാർത്ത കിട്ടുകയായി. നിങ്ങൾ വെറുമൊരു ന്യൂസ്‌ ഐറ്റം മാത്രമായി മാറുന്നു. തൂങ്ങിമരണം ഒരു വാർത്ത, അന്വേഷണം മറ്റൊരു വാർത്ത, സാക്ഷികളുടെ കൂറുമാറ്റം മറ്റൊരു വാർത്ത. ഒടുവിൽ വിധിയും ഒരു വാർത്തയായി മാറുന്നു. മീഡിയ സൃഷ്‌ടിക്കുന്ന ഒരു സാധനമായി നമ്മൾ മാറുകയും നമുക്ക്‌ നമ്മുടെ ജീവിതം നഷ്‌ടപ്പെടുകയും ചെയ്യുന്നു. ഉന്മാദത്തിന്റെ പിന്നാമ്പുറമാണ്‌ വിഷാദാവസ്ഥ. സാധാരണ തൊണ്ണൂറ്റിയൊൻപത്‌ ശതമാനം കേസുകളിലും ഇവ രണ്ടും ഒരുമിച്ചേ ഉണ്ടാകൂ. ഡിപ്രഷൻ മാത്രം ഉളളവർ ചെറിയ ശതമാനം മാത്രമാണ്‌. ഇത്‌ ജന്മനാൽ ഉളളതണ്‌. ഇവരെ കുത്തിനോവിച്ചാൽ പോലും പ്രതികരിക്കില്ല. പക്ഷെ സൈക്ലിക്‌ ആയവർ അഥവാ മാനിയാക്‌ ഡിപ്രസ്‌ഡ്‌ ആയവർക്ക്‌ കുറെനാൾ വലിയ ആവേശമായിരിക്കും. ഇക്കാലത്ത്‌ അവർ അത്ഭുതകരമായ കഴിവുകളായിരിക്കും പ്രകടിപ്പിക്കുക. ഇതു കഴിഞ്ഞാൽ അവർ ഡിപ്രസ്‌ഡ്‌ ആകും. ഏറെ ദുർബല മനസ്സായിരിക്കും അപ്പോൾ. മാനിയാക്‌ ആയ ഒരാൾ പത്തുപന്ത്രണ്ട്‌ അടി ഉയരമുളള മതിൽ അനായാസേന ചാടിക്കടക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. എന്നാൽ ഡിപ്രസ്‌ഡ്‌ അവസ്ഥയിൽ ഇയാൾക്ക്‌ ചെറിയ ഉയരം പോലും കവച്ചുവയ്‌ക്കാൻ പറ്റില്ല. ഇത്‌ കേരളത്തിൽ ഏറ്റവും വ്യാപകമായ കേസാണ്‌. ഈ മാനസികാവസ്ഥ എല്ലാ സാമൂഹ്യക സാഹചര്യങ്ങളിലും ഉണ്ടാകണമെന്നില്ല. ഈ ഉന്മാനവൈക്ലബ്യം എന്ന രോഗം മുതലാളിത്ത കാലത്തിന്റെ സംഭാവനയാണ്‌. ഓരോ സമുദായ വ്യവസ്ഥയ്‌ക്കും അതിന്റെതായ മാനസിക രോഗങ്ങൾ കാണും. ഉൽക്കണ്‌ഠാരോഗം, ഉന്മാദവിഷാദരോഗം ഇതൊക്കെ സാമ്പത്തിക&മുതലാളിത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്‌. മലയാളി ഒരു ലൈംഗിക മാനിക്‌ ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറം അവനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നു പറയുകയാണ്‌ ശരി. നമുക്ക്‌ മനോരോഗം ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ രോഗമല്ല എന്നും, സ്വഭാവികതയാണ്‌ എന്നും വിദേശങ്ങളിലെ ജനങ്ങൾക്ക്‌ ഇത്തരം സ്വഭാവമുണ്ടെന്നും എന്തുകൊണ്ട്‌ നിങ്ങൾക്കും ഇതായിക്കൂട എന്നും ചോദിക്കുന്ന ഒരു ലോബി ഇവിടെയുണ്ട്‌. കുറച്ചുദിവസം മുമ്പ്‌ ഒരാൾ ഇങ്ങിനെ ചോദിച്ചു. കാമ്പസുകളിൽ രാഷ്‌ട്രീയം നിരോധിച്ചു, ബാക്കിയായത്‌ ലൈംഗികതയല്ലാതെ മറ്റെന്താണെന്ന്‌? ഇത്‌ ശരിയാണ്‌. രാഷ്‌ട്രീയം ഇല്ലാതെയാക്കി ലൈംഗികത മാത്രം ഉണ്ടാക്കുക എന്നത്‌ ഒരു അജണ്ടയാണ്‌. ഹോമോ സെക്‌ഷ്വാലിയെക്കുറിച്ച്‌ അതിഗംഭീരമായ വാദപ്രതിവാദങ്ങൾ നടക്കുന്നു. വേശ്യാവൃത്തിയുടെ നീതിയും നീതികേടും ചർച്ചകളായി മാധ്യമങ്ങളിൽ നിറയുന്നു. ഇതൊന്നും പുതിയ കാര്യമല്ല, ഹോമോസെക്‌ഷ്വാലിറ്റി പഴയ നിയമത്തിൽ പറഞ്ഞിട്ടുളള കാര്യമാണ്‌. ഇതൊന്നും ഇപ്പറയുന്നവർ കണ്ടെത്തിയതല്ല. ഇത്‌ ഇപ്പോൾ ചർച്ച ചെയ്യേണ്ടതിന്റെയും, യൂണിവേഴ്‌സിറ്റി കോഴ്‌സായി പഠിപ്പിക്കേണ്ടതിന്റെയും കാര്യമെന്താണ്‌ എന്നതാണ്‌ ചോദ്യം. ഇന്നേവരെ ഏഷ്യൻ ജനത തിരിച്ചറിഞ്ഞ ലൈംഗികതയെക്കാൾ കൂടുതൽ പാശ്ചാത്യർ കണ്ടെത്തിയിട്ടില്ല. വാത്സല്യായനും കൊക്കോകനും ചത്ത്‌ മണ്ണടിഞ്ഞ്‌ കാലം കുറെ കഴിഞ്ഞതിനുശേഷമാണ്‌ പാശ്ചാത്യർ ഇതൊക്കെ വായിക്കുന്നതുതന്നെ. പാശ്ചാത്യരുടെ ഏറ്റവും വലിയ സോഷ്യാളജിസ്‌റ്റ്‌ പറയുന്നതിനേക്കാളേറെ കളിയുടെ, കലയുടെ ലൈംഗികതയെക്കുറിച്ച്‌ വാത്സല്യായനൻ പറഞ്ഞിട്ടുണ്ട്‌. പെർഫ്യൂമെഡ്‌ ഗാർഡെൻസ്‌ തുടങ്ങിയ ഏഷ്യൻ ഗ്രന്ഥങ്ങൾ കൊണ്ടുപോയി ഇപ്പോൾ ഇങ്ങോട്ടുതന്നെ ഇറക്കുമതി ചെയ്യുകയാണ്‌. ഇത്‌ ബി.സി 2000 ത്തിൽ എഴുതിയ പുസ്‌തകമാണ്‌. നിങ്ങളുടെ താല്‌പര്യങ്ങളെ രാഷ്‌ട്രീയത്തിൽ&ജീവൽ പ്രശ്‌നങ്ങളിൽ നിന്നും മാറ്റി ലൈംഗികതയിലേക്ക്‌ കൊണ്ടുപോകുക എന്നത്‌ ഒരു അജണ്ടയാണ്‌. ലൈംഗികതയിലേക്ക്‌ മനുഷ്യനെ മാറ്റുക എളുപ്പമാണ്‌. അത്‌ കുട്ടികൾക്ക്‌ മിഠായി നല്‌കുന്നതുപോലെയാണ്‌. പക്ഷെ മിഠായിയുടെ സ്വഭാവം എളുപ്പം അലിഞ്ഞുതീരും എന്നതാണ്‌. അതുകൊണ്ട്‌ ഏതു കുട്ടികളേയും മിഠായി കാണിച്ചു വശത്താക്കാൻ പറ്റും. പക്ഷെ ചോറു കാണിച്ചു വിളിച്ചാൽ ഇവർ വരില്ല. ചോറിന്റെ പ്രശ്‌നത്തിൽ നിന്നും മിഠായി പ്രശ്‌നത്തിലേക്ക്‌ മാറ്റുക എന്നതാണ്‌ ഉദ്ദേശം. ഇത്‌ ആകസ്മികമായി ഉണ്ടാവുന്നതല്ല. ഒരു കാപിറ്റലിസ്‌റ്റ്‌ അജണ്ടയുടെ ഭാഗമാണ്‌. അതുകൊണ്ട്‌ ലൈംഗികതയെ മുന്നോട്ടുവയ്‌ക്കുന്നവർക്ക്‌, കൈനിറയെ പണം ലഭിക്കുകയും പ്രചരണത്തിനാവശ്യമായ മാറ്ററുകൾ കിട്ടുകയും ചെയ്യുന്നു. ഒരുപാട്‌ പുസ്‌തകങ്ങൾ ഇറങ്ങുന്നു. ഇങ്ങനെ നമ്മുടെ സാമൂഹ്യപ്രവർത്തകരും ബുദ്ധിജീവികളും ഇത്തരം അജണ്ടകളുടെ പിണിയാളുകളായി അറിഞ്ഞോ അറിയാതയോ മാറുകയാണ്‌. ഇങ്ങനെ ഇന്നത്തെ നമ്മുടെ ആത്മഹത്യകൾ, മാനസിക രോഗങ്ങൾ, ലൈംഗികത, കലകൾ എന്നിവയെല്ലാം ഏതാണ്ട്‌ ഭൂരിപക്ഷവും ഒരു സാമ്പത്തിക&മുതലാളിത്ത അജണ്ടയുടെ ഭാഗമായി വേണം കാണാൻ. ഇതൊക്കെ എളുപ്പം ബാധിക്കാവുന്ന ചരിത്രവും ഭൂമിശാസ്‌ത്രപരമായ അവസ്ഥയും കേരളത്തിനുണ്ടായി എന്നതും സത്യമാണ്‌. ദീപാ നിശാന്തിന്റെ കവിതാ മോഷണം: യു.ജി.സി വിശദീകരണം മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ നിക്ഷേപം വരണമെങ്കില്‍ കേരളത്തിന്റെ വികസന വിരുദ്ധ മനോഭാവം മാറണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വികസനത്തിനും നിക്ഷേപങ്ങള്‍ക്കുമുള്ള അനുകൂല സാഹചര്യം ഇല്ലാതാക്കരുതെന്നും നിക്ഷേപം വരണമെങ്കില്‍ നിലവിലെ വികസന വിരുദ്ധ മനോഭാവം മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഇത്തവണ ബിജെപിക്ക്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഭാരത് കെ മന്‍കി ബാത് മോദി കെ സാഥ് എന്ന സംവാദ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു എംപി അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി കഥാലോകത്തെ കാണുന്നതില്‍ പുതിയ കണ്ണുകള്‍ തേടുന്നതോടൊപ്പം സോണിയ റഫീക്ക് എഴുത്തിന് ആവശ്യമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. എഴുത്ത് ഈ കഥകളിലൂടെ വായനക്കാരെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല…… ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട്, അവര്‍ക്കു വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലികജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാളകഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത് എന്‍.എസ്. മാധവന്‍ മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു! മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു! മോഹൻലാൽ ഒരു ചെടിയെ പോലും നോവിക്കാത്ത മനുഷ്യൻ;സംവിധായകൻ സിദ്ദിഖ് പറയുന്നു! സിദ്ദിഖ് തന്നെ നിർമ്മാണ പങ്കാളിയും ആയ ഈ ചിത്രം 28 കോടി രൂപയ്ക്കാണ് പ്ലാൻ ചെയ്തത് എന്നും എന്നാൽ ഷൂട്ടിംഗ് പൂർത്തിയായപ്പോൾ 32 കോടി രൂപയായി ഇതിന്റെ ബജറ്റ് ഉയർന്നു എന്നും സിദ്ദിഖ് വെള്ളിനക്ഷത്രം മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സിദ്ദിഖിനും നിർമ്മാണ പങ്കാളികൾക്കും ഒപ്പം ഇന്ത്യൻ സിനിമയിലെ വലിയ ഒരു കോർപറേറ്റ് കമ്പനി കൂടെ ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട് എന്നാണ് വിവരം. അത് കാർണിവൽ ഗ്രൂപ്പ് ആണെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മോഹൻലാലിനൊപ്പം സിദ്ദിഖ് ജോലി ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾ ആയിരുന്നു ഇതിനു മുൻപ് ഇവർ ഒരുമിച്ചു ചെയ്ത ചിത്രങ്ങൾ. അത് കൂടാതെ നോക്കെത്താ ദൂരത്തു കണ്ണും നട്ടു മുതൽ മണിച്ചിത്രത്താഴ്, ഹരികൃഷ്ണൻസ് തുടങ്ങിയ ഫാസിൽ ചിത്രങ്ങളിൽ മോഹൻലാലിൻറെ ഒപ്പം ഫാസിലിന്റെ അസ്സോസിയേറ്റ് ആയും സിദ്ദിഖ് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ബിഗ് ബ്രദറിൽ കൂടി ഒരുമിച്ചു ജോലി ചെയ്തപ്പോൾ മോഹൻലാൽ എന്ന മനുഷ്യനെ കുറിച്ച് തനിക്കു കൂടുതൽ അറിയാൻ സാധിച്ചു എന്നാണ് സിദ്ദിഖ് പറയുന്നത്. മോഹൻലാലിന്റെ അതിഗംഭീര അഭിനയമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്നാണ് സിദ്ദിഖ് പറയുന്നത്. ആരെയും മുറിവേൽപ്പിക്കാത്ത സ്വഭാവമാണ് മോഹൻലാലിന് എന്ന് പറഞ്ഞ സിദ്ദിഖ് അദ്ദേഹത്തിന്റെ സ്നേഹമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്നാണ് വെളിപ്പെടുത്തുന്നത്. ചെടികളോട് പോലും അദ്ദേഹത്തിന് സ്നേഹം ഉണ്ട്. ചെടിയുടെ ഒരില നുള്ളാൻ പോലും അദ്ദേഹം അനുവദിക്കില്ല എന്നും ഷൂട്ടിങ്ങിനിടെ ഫ്രയിമിൽ ഒരു മരം വന്നു നമ്മൾ അത് മാറ്റി കെട്ടാൻ ശ്രമിച്ചാൽ മോഹൻലാൽ പറയുന്നത് “എന്തിനാണ് ആ ചെടിയെ ഉപദ്രവിക്കുന്നത് ക്യാമറയും താനും ഒരൽപം മാറി നിന്നാൽ പോരെ” എന്നാണെന്നും സിദ്ദിഖ് പറയുന്നു. അത്രക്കും പ്രകൃതിയെ ഇഷ്ട്ടപെടുന്ന ആളാണ് മോഹൻലാൽ എന്നും അദ്ദേഹം പറഞ്ഞു. പുല്ലിൽ കൂടി ചവിട്ടി ആരെങ്കിലും നടന്നാൽ അദ്ദേഹം ഉടനെ ചോദിക്കും എന്തിനാ ആ പുല്ലിനെ നശിപ്പിക്കുന്നത് എന്ന്. ‘ആന്റണിക്ക് വേഷം കൊടുക്കൂ’ എന്ന് ലാല്‍ സാര്‍ ഇന്ന് പറയാറുണ്ട്, ‘ആന്റണി വന്നാല്‍ ഭാഗ്യമാണ്’ എന്ന കമന്റ് താനും കേട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ ചരിത്രം മരക്കാറിലും ആവര്‍ത്തിക്കുന്നു ലാലേട്ടനല്ലാതെ മറ്റാര് ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും വെട്ടിയിട്ട വാഴത്തണ്ടു പോലെ- എന്ന ഡയലോഗ് കേട്ട് ആര്‍ക്കാണ് ചിരിക്കാന്‍ തോന്നുന്നത് മോഹന്‍ലാലിനെ പുകഴ്ത്തി വിഎ ശ്രീകുമാര്‍ അമ്മ ഒട്ടും സുതാര്യമല്ല, അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് ‘അമ്മ’, അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്, എന്നാല്‍ അതിനും അപ്പുറമാണ്; മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല; പ്രതികരണവുമായി ഷമ്മി തിലകന്‍ ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്; സിനിമയെ കുറിച്ച് നിരൂപണം നടത്താം പക്ഷെ ഇത് കുറ്റകരമാണ്, പരിണിതഫലത്തെ കുറിച്ച് ഓർക്കുന്നത് നല്ലതാണ് സിനിമാ വിവാദത്തില്‍ മോഹന്‍ലാലിന്റെ മുന്നറിയിപ്പ്! മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങിയതായി റിപ്പോർട്ട്. ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ ഇടുത്തീ പോലെ ആ മരണവാർത്ത, ദുഃഖം താങ്ങനാവാതെ പൃഥ്വിരാജ് പൊട്ടിക്കരഞ്ഞ് സുപ്രിയ..ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ, കണ്ണീരോടെ ആരാധകർ പൃഥ്വിരാജിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് നടന്റെ ഭാര്യ സുപ്രിയ മേനോനും മകൾ അലംകൃതയും. ക്യാമറയ്ക്ക് പിന്നില്‍ സജീവമാണ് മാധ്യമപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ നടൻ നെടുമുടി വേണു അന്തരിച്ചു; കണ്ണീരോടെ സിനിമാലോകം നടൻ നെടുമുടി വേണു അന്തരിച്ചു. ഹൃദയസംബന്ധമായ ആസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ നെടുമുടി വേണു അതീവ ഗുരുതരാവസ്ഥയില്‍, വില്ലനായി എത്തിയത്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്! പ്രാർത്ഥനയോടെ സിനിമ ലോകം… നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ യേശുദാസൻ അന്തരിച്ചു പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായിരുന്നെങ്കിലും ശ്വാസകോശത്തിലെ നിർത്തിവെച്ച സിനിമകളിൽ അഭിനയിക്കുമെന്ന് ഷെയ്നിന്‍റെ അമ്മ സുനില; പക്ഷെ ! മെക്സിക്കൻ അപാരതയിയിലെ സഖാവ് കൃഷ്ണൻ നായകനായി എത്തുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ! വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ് മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്… അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍ മോഡലുകൾക്ക് സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തി… ബിയറിൽ ലഹരി കലർത്തിയോ എന്ന് സംശയം; അടിമുടി ദുരൂഹത തന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്, എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല; നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് ബച്ചന്‍ കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുമ്പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്; കുറിപ്പുമായി ഹരീഷ് പേരടി 2008-09 കാലഘട്ടം മുതല്‍ പ്രചരിക്കുന്ന സന്ദേശമാണിത് എന്നും താങ്കള്‍ ഇപ്പോഴാണോ ഇത് കാണുന്നത്; വ്യാജ സന്ദേശം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഹരിശ്രീ അശോകന് ട്രോളുകളും വിമര്‍ശനവും തമ്മിൽ കാണാതെയുള്ള പ്രണയം, സ്പർശിക്കാതെയുള്ള പ്രണയം; ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും, ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല; അവർ പരസ്പരം ഓർക്കുന്നതുപോലും ശരീരത്തിലൂടെയല്ല;പ്രണയം തേടി ,PART 28 ! കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 30 വയസ്, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടൂ സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകള്‍ക്ക് ഉത്തരവ് കൈമാറി കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ഭാരം കുറയ്ക്കാന്‍ ഓട്‌സ് മാത്രം മതി; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി കത്രീന കൈഫിന്റെ വിവാഹത്തിന് പങ്കെടുക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ? ഏഴര വര്‍ഷത്തിന് ശേഷം ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നു ചൈനീസ് ഭാഷക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി "ദൃശ്യം"; സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ കോടികൾ വാരിയെറിഞ്ഞ ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് സംഘാടകര്‍ പിടിയിലായതറിഞ്ഞ് ലഹരിയുടെ സ്വാദ് കൂട്ടാനെത്തിയ മോഡലുകള്‍ മുങ്ങി! തൂക്കിയെടുക്കാൻ പോലീസ് പൂവാര്‍ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് എക്സൈസിന്റെ പ്രത്യേക സംഘം സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന മലയാളികളുടെ പ്രിയങ്കരമായ സിനിമ ദൃശ്യം അതിരുകള്‍ കടന്ന് പറക്കുകയാണ്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് അറിയിച്ചത്. റിലീസ് ചെയ്ത് ഏഴര വര്‍ഷത്തിന് ശേഷമാണ് ദൃശ്യം ആദ്യഭാഗം പുതിയൊരു ഭാഷയിലേക്ക് കൂടി എത്തുന്നത്. പാപനാശം എന്ന പേരില്‍ തമിഴില്‍ കമല്‍ഹാസനെ നായകനാക്കിയും ദൃശ്യം എന്ന പേരില്‍ തെലുങ്കില്‍ വെങ്കിടേഷ് നായകനാകും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞത് ഇങ്ങനെ, ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹന്‍ലാല്‍ സര്‍ അഭിനയിച്ച്‌ പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക കെ.പി.എ.സി ലളിത എങ്കക്കാട്ടെ വീട്ടിൽ! സ്ഥിതി അതീവ ഗുരുതരം ചികിത്സ നിർത്തിയതിന് പിന്നിൽ ആ ഒരൊറ്റകാരണം തുടര്‍ചികിത്സകള്‍ ആവശ്യമാണ് ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുകയെന്ന് ഉറ്റവർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയതെന്ന് സ്ഫടികം ജോര്‍ജ് ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന മൂന്നു കുട്ടികളുണ്ട്;കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണ്;പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു;ഹൈക്കോടതിയിൽ കരഞ്ഞ് കാല് പിടിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ; ഡിജിപിയെ വിമർശിച്ച് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് (14 minutes ago) എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി (14 minutes ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ (34 minutes ago) ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ (52 minutes ago) ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ് (59 minutes ago) ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ (1 hour ago) ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍ 1 hour ago) രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന് (1 hour ago) ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ (2 hours ago) അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ (2 hours ago) വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി (2 hours ago) ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനം, മുഖ്യമന്ത്രി (2 hours ago) കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടി (2 hours ago) സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത് (2 hours ago) രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിട്ടും നെറിക്കെട് കാണിച്ചു; നെട്ടോട്ടമോടി പെരിയാർ തീരത്തുള്ളവർ ;ആളിക്കത്തി കേരളം (2 hours ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു! മഹാരാഷ്ട്രയില്‍ പത്ത് കേസുകൾ ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് അധികൃതര്‍ അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ എട്ടു വയസ്സുള്ള പെൺകുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്?എ എ റഹിമിനോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്തി മകൻ ചെയ്ത കടും കൈയിൽ പകച്ച് അമ്മയും സഹോദരിയും; ജീവൻ അപഹരിച്ചത് ആ ഭയം?ഈ നശിച്ച ഏർപ്പാടിന് അന്തമില്ലേ ? കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ മുസഫര്‍ നഗറിലെ കാലാപാര്‍ എന്ന മുസ്ലിം കോളനി. ഉത്തരേന്ത്യയിലെ മുസ്ലിം ഗല്ലികളുടെ പൊതുസ്വഭാവം അതേപടി നിലനില്‍ക്കുന്ന, ഇടുങ്ങിയ ഗല്ലികളും വൃത്തിശൂന്യമായ അഴുക്കുചാലുകളുമുള്ള, ജനങ്ങള്‍ കന്നുകാലികളെ പോലെ തിങ്ങിപ്പാര്‍ക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള ഇടനാഴികള്‍. ഡിസംബര്‍ 21-ന് അതിവെളുപ്പിന്, അല്ലെങ്കില്‍ 20-ന് അര്‍ധരാത്രിയില്‍ യൂനിഫോമിട്ട യു.പി പോലീസ് എല്ലാ വഴികളിലൂടെയും ഈ ഗല്ലികള്‍ക്കകത്തേക്ക് പ്രവേശിക്കുന്നു. കണ്ണില്‍ കണ്ട മുഴുവന്‍ വീടുകളും വാഹനങ്ങളും അടിച്ചുപൊളിക്കുകയും വീടുകള്‍ക്കകത്തുള്ള സ്വത്തുവകകള്‍ ചാക്കിലും ബാഗുകളിലും വാരിക്കെട്ടി കൊണ്ടുപോവുകയും ചെയ്യുന്നു. വര്‍ഗീയ കലാപങ്ങളില്‍ സാധാരണ ആര്‍.എസ്.എസും മറ്റും ചെയ്യാറുണ്ടെന്ന് പതിവായി ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം. പക്ഷേ ഇത്തവണ പ്രതിസ്ഥാനത്ത് നിയമപാലകരായിരുന്നു. സെര്‍ച്ച് ചെയ്യാനാണ് എത്തിയതെന്ന വ്യാജേന സ്ത്രീകളെ ഉള്‍പ്പെടെ പുലഭ്യം പറയാനും അടിച്ചു ചതക്കാനും എത്തിയത് പുരുഷ പോലീസുകാരായിരുന്നു. കാലാപാറിലെ മിക്ക വീടുകളിലും പോലീസുകാര്‍ അന്ന് പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യം മാ്രതം ഇവിടെ പകര്‍ത്തട്ടെ നിങ്ങള്‍ക്ക് പൗരത്വം വേണം അല്ലേ മക്കള്‍. അടുത്ത തവണ ഞങ്ങള്‍ വരുമ്പോഴേക്കും ഈ വീടുകള്‍ കാലിയാക്കിവെച്ചോ. പ്രമാണം ഞങ്ങളുടെ പേരില്‍ എഴുതിക്കോ. ഇനി ഞങ്ങളാണ് ഈ വീടുകളില്‍ താമസിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പാകിസ്താനിലേക്ക് പോകാനുള്ള സമയമായിക്കഴിഞ്ഞു പൗരത്വ നിയമം പാസ്സായ വിവരം മുസഫര്‍ നഗറിലെ ജനങ്ങളെ പോലീസുകാര്‍ അറിയിച്ചത് ഇങ്ങനെയായിരുന്നു. കൈയില്‍ കറുത്ത ബാന്‍ഡ് കെട്ടി പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്കു പോകാന്‍ ആവശ്യപ്പെടുന്ന മീറത്തിലെ പോലീസ് സൂപ്രണ്ട് അഖിലേഷ് സിംഗിന്റെ വീഡിയോ ദൃശ്യം വൈറലാവുകയും ചെയ്തു. താഴേത്തട്ടില്‍ പോലീസും ആര്‍.എസ്.എസും ബി.ജെ.പിയുമൊക്കെ നിയമം എങ്ങനെയാണ് മനസ്സിലാക്കിയത് എന്നതിന്റെ ഒരു സാമ്പിള്‍ ആയിരുന്നു കാലാപാര്‍. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്‍കാനാണ്, അല്ലാതെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനല്ല കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അപ്പോഴും പുറത്ത് റാലികളില്‍ അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഇരുവരുടെയും രാഷ്ട്രീയ ചരിത്രവും വിശ്വാസ്യതയും മാത്രം മുന്നില്‍ വെച്ചു തന്നെ ഒറ്റയടിക്ക് തള്ളാനാവുന്ന വാദങ്ങളായിരുന്നു ഇവയെങ്കിലും ഗതികേടു കൊണ്ട് പത്താം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലുള്ള യു.പി പോലീസിനെ കൂടി കൂട്ടുപിടിക്കേണ്ടിവരികയാണ്. നരേന്ദ്ര മോദിക്കും അമിത് ഷാക്കുമിടയില്‍ പോലും പരസ്പരവിരുദ്ധമായിട്ടാണ് രാജ്യം കത്തിയെരിഞ്ഞ ഈ ദിവസങ്ങളില്‍ പോലും പ്രസ്താവനകള്‍ പുറത്തുവന്നുകൊണ്ടിരുന്നത്. പൗരത്വ പട്ടിക നിലവില്‍ അജണ്ടയിലില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ഉണ്ടെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും പാര്‍ലമെന്റില്‍ നല്‍കിയ മറുപടികളിലുണ്ടായിരുന്നത് ബന്ധം ഉണ്ടെന്നാണ്. എന്തുകൊണ്ടായിരുന്നു ഈ വഞ്ചനാത്മകമായ സമീപനം? രാജ്യത്ത് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാധാരണക്കാരായ ആളുകളെ വഞ്ചിക്കുന്നതിന് തങ്ങളുടെ അടിമകളായ ദേശീയ ടെലിവിഷന്‍ ചാനലുകളുടെ സഹായത്തോടെ ബോധപൂര്‍വം നുണ പറയുകയായിരുന്നു ഇരുവരുമെന്നാണ് അരുന്ധതി റോയി കുറ്റപ്പെടുത്തിയത്. മോദിയും ഷായും പറയുന്ന കാര്യങ്ങള്‍ വസ്തുതയാണെങ്കില്‍ അതു തന്നെയാവണമല്ലോ രാജ്യത്ത് നടപ്പിലാകുന്ന കാര്യങ്ങളിലും കാണാനുണ്ടാവേണ്ടത്. ദല്‍ഹിയില്‍ പറയുന്ന കാര്യങ്ങള്‍ തൊട്ടടുത്ത സംസ്ഥാനമായ യു.പിയില്‍ പോലും മറിച്ചാണ് മനസ്സിലാക്കപ്പെടുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്നതെങ്കില്‍ ഒരു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാടിളക്കി നടത്തുന്ന വിശദീകരണത്തിന് എവിടെയോ തെറ്റുപറ്റുന്നുണ്ട് എന്നാണല്ലോ അര്‍ഥം. അതിന്റെ ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളോട് ഉത്തര്‍പ്രദേശ് സ്വീകരിച്ച നിലപാടില്‍ കാണാനുണ്ടായിരുന്നത്. അസമിന്റെ തലസ്ഥാനമായ ഗുവാഹതി ആയിരുന്നു പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ലാദേശില്‍നിന്നും നുഴഞ്ഞു കയറി അസമില്‍ താമസിക്കുന്ന ഹിന്ദുക്കളുടെ എണ്ണം ഭയാനകമാംവിധം വലുതാണെന്നും മുസ്ലിംകളല്ല യഥാര്‍ഥ നുഴഞ്ഞുകയറ്റക്കാരെന്നും തിരിച്ചറിഞ്ഞ അസം ജനത നിയമത്തെ പൂര്‍ണമായും തള്ളിപ്പറയുന്നതാണ് കാണാനുണ്ടായിരുന്നത്. ഹിന്ദുവെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കണമെന്നായിരുന്നു അവരുടെ ആവശ്യം. നുഴഞ്ഞുകയറ്റവിരുദ്ധ പ്രക്ഷോഭത്തിലൂടെ അധികാരത്തിലെത്തിയിട്ടും പൗരത്വനിയമത്തിനനുകൂലമായി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ അസമിലെ ബി.ജെ.പി മുഖ്യമന്ത്രി സര്‍ബാനന്ദ് സോനവാലിന് കഴിഞ്ഞില്ല. ഇതേ സമരത്തിലൂടെ സംസ്ഥാനത്ത് കരുത്താര്‍ജിച്ച ആള്‍ അസം സ്റ്റുഡന്റ്സ് യൂനിയന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രബലരായ വിദ്യാര്‍ഥി സംഘടനകള്‍ വീണ്ടുമൊരിക്കല്‍കൂടി പുതിയ നിയമത്തിനെതിരെയും തെരുവിലിറങ്ങി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ദീപാഞ്ചല്‍ ദാസ് എന്ന പത്തൊമ്പതുകാരനായിരുന്നു ആദ്യത്തെ ഇര. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസം ഗണ പരിഷത്ത് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുവോളം കാര്യങ്ങളെത്തി. ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയും അലീഗഢുമൊക്കെ പിന്നീടാണ് ചിത്രത്തിലേക്ക് കടന്നുവന്നത്. മുസ്ലിം പേരും മുഖവും സമൂഹത്തില്‍ കുറേക്കൂടി എളുപ്പത്തില്‍ ധ്രുവീകരണം സാധ്യമാക്കുമെന്നത് വസ്തുതയായിരിക്കാം. കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാറുകള്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവാം. എന്നാല്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമാധാനപരമായ സമരത്തെ തോക്കും കണ്ണീര്‍വാതകവും ഉപയോഗിച്ച് ദല്‍ഹി പോലീസ് നേരിട്ടത് പ്രതിഷേധത്തിന് പുതിയ മാനവും മുഖങ്ങളും നല്‍കുകയാണുണ്ടായത്. സമരത്തിന് പൊടുന്നനെ ജനകീയ മുഖം കൈവന്നു. കേരളം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പൗരത്വനിയമത്തിനെതിരെ ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലികള്‍ അരങ്ങേറി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ഏറ്റുമുട്ടലുകളും സംഘര്‍ഷവും നടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേരെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോലീസിനെ നിയന്ത്രിക്കുന്ന ദല്‍ഹിയില്‍ പിന്നില്‍നിന്നും ബി.ജെ.പി ഈ പ്രക്ഷോഭങ്ങളെ രക്തരൂഷിതമായ ഏറ്റുമുട്ടലുകളാക്കി മാറ്റിയെടുത്തു. ഉത്തര്‍പ്രദേശില്‍ നിഗൂഢമായ രീതിയിലാണ് പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടത്. ആദിത്യനാഥ് ഗവണ്‍മെന്റിന്റെ നിലപാടുകള്‍ അറിയാവുന്ന ഒരു സംഘടനയും യു.പിയില്‍ പ്രകടനം നടത്താന്‍ പോലും ധൈര്യപ്പെടില്ലെന്നിരിക്കെ ഈ തേര്‍വാഴ്ചയുടെ ഏറ്റവും കിരാതമായ മുഖമായിരുന്നു മുസഫര്‍ നഗറിലേത്. ബി.ജെ.പിക്ക് രാജ്യത്തുടനീളം വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിക്കൊടുത്ത 2013-ലെ കലാപത്തിന്റെ അതേ മാതൃകയിലാണ് യു.പി പോലീസ് ഈ നഗരത്തില്‍ അഴിഞ്ഞാടിയത്. 2002-ല്‍ ഗുജറാത്തില്‍ ഗോധ്രാ സംഭവത്തിന്റെ പകരം വീട്ടി 'ഹിന്ദു ഹൃദയ സാമ്രാട്ട്' ആയി മാറിയ തന്റെ നേതാവിനെ അതേ കോപ്പി ബുക്കില്‍ പകര്‍ത്തിയെഴുതി തോല്‍പ്പിക്കാനായിരുന്നു ആദിത്യനാഥ് കരുക്കള്‍ നീക്കിയത്. പ്രതികാരം എന്ന അതേ വാചകം പോലും പരസ്യമായി ആദിത്യനാഥ് ഉപയോഗിച്ചു. ഡിസംബര്‍ 20-ന് വെള്ളിയാഴ്ച നഗരത്തിലെ മുസ്ലിംകള്‍ക്കു നേരെ പോലീസും സംഘ് പരിവാര്‍ പ്രവര്‍ത്തകരും അഴിച്ചുവിട്ട അക്രമത്തിന് സംസ്ഥാന ഭരണകൂടത്തിന്റെ മുഴുവന്‍ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന് സംശയിക്കാന്‍ എത്രയെങ്കിലും സാഹചര്യത്തെളിവുകളുണ്ട്. സംഭവ ദിവസം പൗരത്വ നിയമത്തിനെതിരെ മുസ്ലിംകള്‍ നടത്തിയ പ്രതിഷേധ പ്രകടനം തികച്ചും സമാധാനപരമായാണ് മുന്നോട്ടു നീങ്ങിയത്. മീനാക്ഷി ചൗക്കിലൂടെ മുന്നോട്ടു പോയി ജില്ലാ കമീഷണര്‍ക്ക് നിവേദനം നല്‍കി മടങ്ങാനായിരുന്നു അവരുടെ നീക്കം. പക്ഷേ മീനാക്ഷി ചൗക്കില്‍ അവരെയും കാത്ത് പോലീസും പോലീസിനു പിന്നില്‍ ശിവ് ചൗക്ക് വരെ നീളത്തില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രകടനം ചൗക്കിലെത്തിയപ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പ്രകടനക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കാനും ലാത്തിച്ചാര്‍ജ് ചെയ്യാനും തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ മഹാഭൂരിപക്ഷവും പിന്തിരിഞ്ഞോടി. ചിലര്‍ പോലീസിനെ തിരികെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് മീനാക്ഷി ചൗക്കിലെ ദേനാ ബാങ്കിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കുകള്‍ക്ക് ചിലര്‍ തീയിട്ടത്. പോലീസിനെ മറയാക്കി നിര്‍ത്തി സംഘ്പരിവാര്‍ അക്രമികളായിരുന്നു ഇത് ചെയ്തതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. പിന്നീടവര്‍ ബാങ്കിന്റെ എതിര്‍വശത്തുള്ള മസ്ജിദിലേക്ക് കത്തിയ ടയറുകളും വിറകും വലിച്ചെറിയുകയും സമീപത്തെ മുസ്ലിം വ്യാപാരികളുടെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. പോലീസ് ഈ അതിക്രമങ്ങള്‍ തടയുന്നതിനു പകരം അക്രമികളോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഈ കലാപകാരികളുടെ കൂട്ടത്തില്‍ കേന്ദ്ര മന്ത്രിയും 2019-ലെ മുസഫര്‍ നഗര്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട ബി.ജെ.പി നേതാവുമായ സഞ്ജീവ് ബാലിയന്‍ ഉണ്ടായിരുന്നുവെന്ന് നിരവധി ദൃക്സാക്ഷികളെ ഉദ്ധരിച്ച് കാരവാന്‍ പോലുള്ള ദേശീയ മാധ്യമങ്ങളും ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസൂത്രിതമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പോലീസ് ഏറ്റെടുത്ത ക്വട്ടേഷനുകളായിരുന്നു ഉത്തര്‍പ്രദേശില്‍ നടന്ന 19 കൊലപാതകങ്ങളും. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പോലും പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടായിരുന്നില്ല. മധ്യപ്രദേശിലും ബംഗാളിലുമൊക്കെ മുഖ്യമന്ത്രിമാര്‍ തന്നെ നിയമത്തിനെതിരെ പ്രതിഷേധം നയിച്ചപ്പോള്‍ യു.പിയില്‍ തെരുവിലിറങ്ങിയ 1113 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 5558 പേരെ കസ്റ്റഡിയില്‍ എടുത്തു. പ്രകടനം നടത്തിയതിന് 327 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുസഫര്‍ നഗര്‍, മീറത്ത്, ബിജ്നൂര്‍, മൗ, വരാണസി എന്നിവിടങ്ങളിലായി പോലീസ് വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം തടയാനെന്ന പേരില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പലതവണ ഇന്റര്‍നെറ്റ് നിരോധം ഏര്‍പ്പെടുത്തി. 19409 സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ക്കെതിരെയും പോലീസ് കേസെടുത്തു. അതേസമയം 61 പോലീസുകാര്‍ക്ക് ബുള്ളറ്റ് മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും 34 നാടന്‍ പിസ്റ്റളുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡി.ജി.പി ഓം പ്രകാശ് സിംഗ് അറിയിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് വെടിയേറ്റെന്ന അവകാശവാദം തെളിയിക്കുന്ന കൃത്യമായ ഒരു റിപ്പോര്‍ട്ട് പോലും പക്ഷേ അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, കവിതാ കൃഷ്ണന്‍, നദീം ഖാന്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കൊല്ലപ്പെട്ട എല്ലാ കേസുകളിലും പോലീസ് പലതും മറച്ചുവെക്കാന്‍ തിടുക്കപ്പെടുന്നത് കാണാനാകും. രണ്ടു കാര്യങ്ങള്‍ യു.പിയില്‍ എല്ലായിടത്തും ഒരുപോലെ ആവര്‍ത്തിച്ചു. അതിലൊന്ന്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. വെടിയുണ്ട പോലീസിന്റേതാണോ അല്ലേ എന്ന സംശയം കുടുംബം ഉന്നയിക്കാതിരിക്കാനും മൃതദേഹം അടക്കം ചെയ്തതിനു ശേഷം മാത്രം റിപ്പോര്‍ട്ട് നല്‍കാനുമായിരുന്നു ഈ നീക്കം. ഇക്കൂട്ടത്തില്‍പെട്ട ഒരാളുടെ മൃതദേഹം പോലും യു.പിയില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ പോലീസ് അനുവദിച്ചില്ല. സുലൈമാന്റെ മൃതദേഹം സംസ്‌കരിച്ചത് 20 കിലോമീറ്റര്‍ അകലെ മറ്റൊരു ഗ്രാമത്തിലാണ്. ആംബുലന്‍സില്‍ മൃതദേഹം ഖബ്ര്‍സ്ഥാനിലെത്തിച്ച പോലീസ് ഉടന്‍ കുഴിയെടുത്തു മൂടാനാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അനസിന്റേത് അവന്റെ മാതാവിന്റെ ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ സമ്മതിച്ചത് ഒരു രാ്രതി മുഴുവന്‍ മൃതദേഹം വെച്ച് നടത്തിയ വിലപേശലിനൊടുവിലാണ്. മുസ്ലിംകള്‍ മൃതദേഹം കുളിപ്പിക്കാറുണ്ടെന്നും മയ്യിത്ത് നമസ്‌കരിക്കാറുണ്ടെന്നും കൊണ്ടുവന്ന പോലീസിന് അറിയില്ലായിരുന്നു. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഏറെ തര്‍ക്കത്തിനൊടുവിലാണ് അതിനുള്ള അവസരം ലഭിച്ചത്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടു എന്നു വരുത്തിത്തീര്‍ക്കുകയാണ് യു.പി പോലീസ് ആദ്യം ചെയ്തത്. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രതികാരം ചെയ്യലിന് അവസരമൊരുക്കാന്‍ പ്രകടനക്കാര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് പോലീസിന് വരുത്തിത്തീര്‍ക്കണമായിരുന്നു. സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതാകട്ടെ പോലീസിന്റെ ഇരട്ടമുഖത്തിനു നേര്‍ക്കും. മീറത്തില്‍ നെയിം ബാഡ്ജ് ധരിക്കാത്ത നിരവധി പോലീസുകാര്‍ പൊതുമുതല്‍ അടിച്ചു തകര്‍ക്കുന്നത് കാണാനുണ്ടായിരുന്നു. കുഴപ്പക്കാരോടൊപ്പം നിന്ന് പോലീസ് കല്ലെറിയുന്നതും കാണാമായിരുന്നു. മുസഫര്‍ നഗറില്‍ പോലീസ് നോക്കിനില്‍ക്കെയാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ അരങ്ങേറിയത്. ദേനാ ബാങ്കിനു മുമ്പിലെ ആസിഫ് ഖാന്റെ മൊബൈല്‍ കടയില്‍നിന്നും 8 ലക്ഷം രൂപയുടെ ഫോണുകളാണ് പോലീസ് സാന്നിധ്യത്തില്‍ അക്രമികള്‍ കൊള്ളയടിച്ചത്. പട്ടാപ്പകല്‍ നടന്ന ഈ കൊള്ളയടിക്കു ശേഷമാണ് പോലീസ് തന്നെ രാത്രിയില്‍ ചാക്കുമായി മുസ്ലിം വീടുകള്‍ കൊള്ളയടിക്കാനിറങ്ങിയത്. വിവാഹം നിശ്ചയിച്ച ഹാജി അന്‍വറിന്റെയും ഹാജി ഹാമിദ് ഹസന്റെയും വീടുകളില്‍നിന്നായി പോലീസ് മൊത്തം 20 ലക്ഷം രൂപയുടെയെങ്കിലും സ്വര്‍ണവും ആഭരണങ്ങളും കൊള്ളയിട്ടു കൊണ്ടുപോയിട്ടുണ്ട്. എടുത്തുകൊണ്ടു പോകാനാവാത്ത സ്വത്തുവകകള്‍ മൂന്നോ നാലോ കോടി രൂപയുടേത് പല വീടുകളിലായി അടിച്ചു തകര്‍ത്തിട്ടുമുണ്ട്. മാധ്യമങ്ങളോടു പോലും തുറന്നു സംസാരിക്കാന്‍ തയാറില്ലാതെ ഹാജി അന്‍വര്‍ നിശ്ശബ്ദനാവുന്നത് അദ്ദേഹത്തിന്റെ നഷ്ടത്തിന്റെ ആഴം കൊണ്ടു മാത്രമല്ല, പോലീസ് ഭീഷണിയുടെ കൂടി ഊക്കു കൊണ്ടാണ്. വ്യാജമായ ഒരു വാഗ്ദാനത്തിന്റെ പിന്‍ബലത്തിലാണ് അവരത് സാധിച്ചെടുത്തത്. മെയ് മാസം നടക്കേണ്ടിയിരുന്ന ഒരു കല്യാണത്തിനായി വാങ്ങിവെച്ച ആഭരണങ്ങളും പണവുമാണ് ഹാജിയുടെ വീട്ടില്‍നിന്ന് പോലീസുകാര്‍ എടുത്തുകൊണ്ടുപോയത്. നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍ക്ക് എഴുതി നല്‍കിയാല്‍ അവരത് വിലയിരുത്തി നഷ്ടപരിഹാരം നല്‍കുമെന്ന ഒരു വാഗ്ദാനം നല്‍കിയാണ് ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ഹാജിയെ പിന്നീട് ജില്ലാ ഭരണകൂടം നിശ്ശബ്ദനാക്കിയത്. ഇതിനകം രാജ്യം മുഴുവനുമറിഞ്ഞ ഈ കൊള്ളക്കണക്ക് ഇനി മൂടിവെച്ചാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന ആദിത്യനാഥ് സര്‍ക്കാറിന്റെ പെരുംനുണ പോലും മുസഫര്‍ നഗറില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ല. പോലീസുകാര്‍ കവര്‍ച്ച നടത്തിയ വീടുകളില്‍നിന്നെല്ലാം തന്നെ ഏതെങ്കിലുമൊരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹാജി ഹാമിദ് ഹസന്റെ രണ്ടാമത്തെ മകന്‍ സാജിദിന്റെ കൈയില്‍നിന്നും തോക്കു കണ്ടെടുത്തുവെന്ന കള്ളക്കേസ് ചമച്ചാണ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നടത്തിയ കൊള്ളയടി പോലീസ് മറച്ചുപിടിക്കാന്‍ നോക്കുന്നത്. എന്നാല്‍ ഇത് കള്ളക്കേസായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന ഹാജിയുടെ ചെറുമകന്‍ മഹ്മൂദ് അഹ്മദ് ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ മുസ്ലിം കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടുവെങ്കിലും ഈ കടകള്‍ക്ക് താഴിടുകയാണ് പോലീസ് ആദ്യം ചെയ്തത്. പ്രതിഷേധക്കാര്‍ നഗരത്തില്‍ വരുത്തിയതെന്ന് പോലീസും ബി.ജെ.പിയും ആരോപിച്ച നാശനഷ്ടങ്ങള്‍ ഈ കടകള്‍ ജപ്തി ചെയ്ത് ഈടാക്കുമെന്നായിരുന്നു ഭീഷണി. 66 കടകള്‍ ഇങ്ങനെ തെരഞ്ഞുപിടിച്ച് പോലീസ് താഴിട്ടു പൂട്ടിയെന്നാണ് വ്യാപാരി സംഘടനാ നേതാവായ മുഹമ്മദ് അസ്ഹര്‍ ചൂണ്ടിക്കാട്ടുന്നത്. ചില ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ച് അടച്ചുപൂട്ടിയ കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയോ അല്ലെങ്കില്‍ നഗരത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരു പറഞ്ഞ് കണ്ടുകെട്ടുകയോ ചെയ്യുമെന്ന ഭീതിയിലായിരുന്നു വ്യാപാരികള്‍. ഏഴു ദിവസം അടഞ്ഞുകിടന്ന ഈ കടകള്‍ വിഷയം പുറംലോകത്ത് വാര്‍ത്തയാകാന്‍ തുടങ്ങിയതോടെയാണ് തുറന്നുകൊടുത്തത്. അതിലടങ്ങിയ നിയമവശം പോലും അത്രയും ദിവസങ്ങളില്‍ യു.പിയില്‍ ആരുടെയും ചര്‍ച്ച ആയിരുന്നില്ല. യഥാര്‍ഥത്തില്‍ നിയമവാഴ്ച എന്നൊന്ന് മുസഫര്‍ നഗറിലെന്നല്ല ആദിത്യനാഥിനു ശേഷം യു.പിയില്‍ എവിടെയും ഭരണഘടനാനുസൃതമായി നടക്കുന്നേ ഉണ്ടായിരുന്നില്ല. ബി.ജെ.പി ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് ഒരു മതസമൂഹത്തിനെതിരെ പോലീസ് നടത്താന്‍ ശ്രമിച്ച കലാപമായിരുന്നു മുസഫര്‍ നഗറിലേത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ പോലീസിന് നിര്‍ദേശമുണ്ടായിരുന്നുവെന്ന് സംശയിക്കാനാവുന്ന ഒരു തെളിവെങ്കിലും അവര്‍ ബാക്കിവെച്ചിട്ടുമുണ്ട്. മസ്ജിദ് അബ്ദുല്‍കരീം അര്‍ധരാത്രിയിലെത്തി അടിച്ചുതകര്‍ത്തത് മറ്റാരുമല്ല യൂനിഫോമിട്ട പോലീസുകാര്‍ തന്നെയായിരുന്നു. എന്നിട്ടും ഈ കേസില്‍ പോലും ഒരു പോലീസുകാരനെ അറസ്റ്റ് ചെയ്തതായി ഇന്നോളം വിവരമില്ല. പൗരത്വം ചോദിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണം എന്ന ഈ മുസഫര്‍ നഗര്‍ മാതൃകയിലെ അവസാനത്തെ അധ്യായമായിരുന്നു മദ്രസാ സാദാത്ത് ഹോസ്റ്റലില്‍നിന്ന് പിടിച്ചുകൊണ്ടുപോയ അനാഥരും പ്രായപൂര്‍ത്തി എത്താത്തവരുമായ ബാലന്മാര്‍ക്കു നേരെ നടന്ന പീഡനം. പോലീസ് ഇവരെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ചക്കായി ഉപയോഗിച്ചുവെന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൗലാനാ ആസാദ് റസാ ഹുസൈനി എന്ന ശീഈ പണ്ഡിതന്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ചിലരാണ് പോലീസിന്റെ ക്രൂര പീഡനത്തെ കുറിച്ച കഥകള്‍ പുറത്തുവിട്ടത്. രക്തസ്രാവം രൂക്ഷമായതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ഈ വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചുവെങ്കിലും ബി.ജെ.പി സഹയാത്രികനായ ഒരു മൗലാനക്കു പോലും പൗരത്വ നിയമത്തിന്റെ കാലത്ത് യു.പിയിലെ ഇടം പോലീസ് കൃത്യമായി കാണിച്ചു കൊടുത്തു. കൈയും കാലുമൊക്കെ അടിച്ചുതകര്‍ത്ത മൗലാനയെ ഒരു കേന്ദ്രമന്ത്രി ഇടപെട്ടതിനു ശേഷമാണ് വിട്ടയച്ചതെന്നു പോലും റിപ്പോര്‍ട്ടുണ്ട്. IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് കണ്ണൂരില്‍ കെ സുധാകരന്‍; ചാലക്കുടിയില്‍ വി എം സുധീരന്‍ എറണാകുളത്ത് ഹൈബി ഈഡന്‍; ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വയനാട് ഷാനിമോള്‍ ഉസ്മാന്‍ – Pravasi Corner കണ്ണൂരില്‍ കെ സുധാകരന്‍; ചാലക്കുടിയില്‍ വി എം സുധീരന്‍ എറണാകുളത്ത് ഹൈബി ഈഡന്‍; ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വയനാട് ഷാനിമോള്‍ ഉസ്മാന്‍ കണ്ണൂരില്‍ കെ സുധാകരന്‍; ചാലക്കുടിയില്‍ വി എം സുധീരന്‍ എറണാകുളത്ത് ഹൈബി ഈഡന്‍; ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വയനാട് ഷാനിമോള്‍ ഉസ്മാന്‍ കണ്ണൂരില്‍ കെ സുധാകരനും ചാലക്കുടില്‍ വി എം സുധീരനെയും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റില്‍ ധാരണയായതായി സൂചന. അതേസമയം മത്സര രംരത്തേക്കില്ലെന്ന നിലപാടിലാണ് സുധാകരന്‍. കണ്ണൂരില്‍ വിജയം ഉറപ്പിക്കണമെങ്കില്‍ സുധാകരന്‍ തന്നെ വേണമെന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും ഒറ്റക്കെട്ടാണ് ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റും സുധാകരന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. കോണ്‍ഗ്രസിന്റെ ഏക്കാലത്തേയും ഉറച്ച സീറ്റായ ചാലക്കുടിയ്ക്ക് വേണ്ടി കൂടുതല്‍ അവകാശ വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വി എം സുധീരനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്റ് കണക്ക് കൂട്ടുന്നത്. അതേ സമയം ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഉ്മ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിച്ചാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഹൈബി ഈടനെ പരിഗണിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും. മറ്റൊരു മന്ത്രിയുടെ അഴിമതി രേഖകള്‍ കൂടി പുറത്തുവിടുമെന്ന് പി കെ ഫിറോസ് പ്രവാസി നികുതിക്കെതിരെ മുഖ്യമന്ത്രി. പ്രവാസികളോടുള്ള ക്രൂരതയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: പ്രവാസികൾക്ക് ഏർപ്പെടുത്തിയ നികുതിക്കെതിരെയും പ്രവാസി പദവി സംബന്ധിച്ച കേന്ദ്ര ബജറ്റിലെ പുതിയ നിർദ്ദേശത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രവാസി പദവി സംബന്ധിച്ച നിർദ്ദേശം പലരുടെയും പ്രവാസി പദവി നഷ്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പ്രവാസികൾ എല്ലാവരും തട്ടിപ്പുകാരല്ല. വർ നാട്ടിൽ കുടുംബമുള്ളവരാണ്. അവർക്ക് പലപ്പോഴും നാട്ടിൽ കഴിയേണ്ടി വന്നേക്കാം”. കുടുംബകാര്യങ്ങള്‍ക്ക് നാട്ടിൽ നിൽക്കുന്നവർക്ക് എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടുത്തുന്ന നിർദ്ദേശം പ്രവാസികളോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് ആ രാജ്യങ്ങളിൽ നികുതിയടക്കാന്‍ ബാധ്യതയില്ലെങ്കിൽ അവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി വരുമാന നികുതിയേര്‍പ്പെടുത്താനാണ് കേന്ദ്ര ബജറ്റിലെ പുതിയ നിര്‍ദേശം. നികുതിയില്ലാത്ത രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പുതിയ നിര്‍ദേശം വിപരീതമായി ബാധിക്കും. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് വരുമാന നികുതി ഉണ്ടായിരുന്നില്ല. എൻ ആർ ഐ ആയി കണക്കണമെങ്കിൽ ഇനി മുതൽ 240 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്ന പുതിയ നിബന്ധനയും ഏർപ്പെടുത്തി. മുൻപ് അത് 182 ദിവസമായിരുന്നു. ഇന്ത്യൻ വംശജനായ വിദേശ പൗരൻ (പേഴ്‌സൺ ഓഫ് ഒറിജിൻ – പി ഐ ഓ) വിഭാഗത്തിൽ പെടുന്നവർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള കാലാവധി ഇനി 120 ദിവസം ആയി കുറയ്ക്കും. ഇത് വരെ ആ പരിധി 182 ദിവസമായിരുന്നു. സിഎഎ: കള്ളക്കേസെടുത്ത യുപി പോലീസിന് കോടതിയുടെ അതിരൂക്ഷ വിമർശനം. ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ക്കു നേരെ കടുത്ത വകുപ്പുകൾ ചാർത്തി കേസെടുത്ത യു പി പൊലീസിന് ബിജിനോര്‍ ജില്ലാ കോടതിയുടെ അതിരൂക്ഷ വിമർശനം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് സഞ്ജീവ് പാണ്ഡ്യയാണ് യു പി പോലീസിനെയും പ്രോസിക്യൂട്ടറെയും വിമർശനം കൊണ്ട് നിർത്തി പൊരിച്ചത്. തെളിവുകൾ ഇല്ലാതെയാണ് പ്രതിഷേധക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് എന്ന് കോടതി നിരീക്ഷിച്ചു. പൊലീസുകാര്‍ക്കു നേരെ നിറയൊഴിച്ചു എന്നതിനും സ്വകാര്യ വാഹനങ്ങളും കടകളും ആക്രമിച്ചു എന്നതിനും തെളിവു ഹാജരാക്കാൻ പോലീസിനായിട്ടില്ല. ആയുധങ്ങൾ പിടിച്ചെടുത്തു എന്ന് ആരോപണം ഉണ്ടെങ്കിലും അവ ഹാജരാക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. 13 പോലീസുകാർക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്നാണ് പ്രോസിക്യൂട്ടർ വാദിക്കുന്നത്. എന്നാൽ വാദം പിന്തുണക്കാൻ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പ്രകാരം നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. പിന്നെ എങ്ങിനെയാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയെന്നും കോടതി ചോദിച്ചു. പോലീസ് വാദം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാതിരിക്കാനായി ഇവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പ് 307 അടയ്ക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കൊണ്ടാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മൊത്തം 83 കുറ്റാരോപിതരില്‍ നിന്ന് 48 പേരുടെ ജാമ്യ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. വാദം കേട്ടതിന് ശേഷം എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു. കഫീൽ ഖാനോട് പക വീട്ടിയിട്ടും മതിയാകാതെ യോഗി സർക്കാർ. ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ നടന്ന ഭേദഗതി വിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് ഡോ. കഫീൽ ഖാനെ അറസ്റ്റു ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. ഉത്തർപ്രദേശ് പോലീസിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞവർഷം ഡിസംബർ 13നാണു കഫീൽ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സർവകലാശാലയിലെ സമാധാന അന്തരീക്ഷവും സാമുദായിക ഐക്യവും തകർക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. എന്നാൽ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ ഹാജരാവാൻ കഫീൽ ഖാനോട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കഴിഞ്ഞമാസം അലിഗഡ് സര്‍വകലാശാലയില്‍ നടന്ന സി.എ.എ വിരുദ്ധ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതാണ് കഫീൽ ഖാനെതിരെയുള്ള പോലീസിന്റെ ആരോപണം. ഒരു മാസം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ മുംബൈയിൽ വച്ച് യു.പി പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് മുംബൈയിൽ നടക്കുന്ന സി.എ.എ വിരുദ്ധ പ്രതിഷേധത്തിൽ കഫീൽ ഖാൻ പങ്കെടുക്കാനായി എത്തിയപ്പോഴാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. “ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്” എന്നാണു മാദ്ധ്യമപ്രവർത്തക അനന്യ ഭരദ്വാജിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് തുടങ്ങുന്നത്. താനും ആ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും സാമുദായിക വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കുന്ന ഒരു വാക്ക് പോലും അദ്ദേഹം ആ യോഗത്തിൽ പറഞ്ഞിട്ടില്ലെന്നും യോഗേന്ദ്ര യാദവ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. നിയമത്തിന്റെ ദുരുപയോഗം ഇക്കാലത്ത് വ്യാപകമായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ ഉളിയില്‍ അല്‍ഹിദായ ഇസ്‌ലാമിക് സര്‍വകലാശാലാ സ്ഥാപകനും ചാന്‍സലറുമായ അദ്ദേഹം സംസ്ഥാനത്തുടനീളം സുന്നി ആശയ സംവാദ വേദിയില്‍ പങ്കെടുത്ത് ശ്രദ്ധേയനാണ്. ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ അറബിക് കോളജില്‍ നിന്ന് ഇര്‍ഫാനി ബിരുദം നേടിയ ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്നു ഫൈസി ബിരുദവും നേടി. ഹൈദരാബാദ് നിസാമിയ്യ സര്‍വകലാശാലയില്‍ നിന്നു നിസാമി ബിരുദവും ഈജിപ്ത് അല്‍അസ്ഹര്‍ സര്‍വകലാശാലയില്‍ അസ്ഹരി ബിരുദവും നേടിയിട്ടുണ്ട്. പാനൂര്‍ ചെറുപറമ്പ് ജമാലിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലും പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ജാമിഅ ദാറുസ്സലാം അല്‍ഇസ്ഇലാമിയ്യ അറബിക് കോളജ്, ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ എന്നിവിടങ്ങളിലെ അധ്യാപകനുമായിരുന്നു. കുറ്റ്യാടി കൊടക്കല്‍ ദാറുര്‍ റഹ്മ കോളജ്, ആറങ്ങാടി ദര്‍സ്, കുമ്പള ദര്‍സ്, രാമന്തളി ദര്‍സ്, ഇരിക്കൂര്‍ റഹ്മാനിയ്യ യതീംഖാനാ ദര്‍സ് എന്നിവിടങ്ങളില്‍ മുദരിസുമായിരുന്നു. മട്ടന്നൂര്‍ പൊറോറയിലെ ഇസ്മാഈലിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ശരീഫ (കാവുംപടി മക്കള്‍: ഹാഫിള സുആദ, ആഇശ, മുഹമ്മദ്, ജലാല്‍, കുബ്‌റ, സുഹറ. സഹോദരങ്ങള്‍: മുഹമ്മദ്, സാലിഹ് (ഇരുവരും ദുബൈ സുഹറ. 125 പവൻ ആഭരണങ്ങളുമായി ഒളിച്ചോടിയ നവവധു തിരികെ എത്തി തമിഴ്‌നാട്ടില്‍ കാലിമോഷണം തടയാന്‍ ശ്രമിച്ച എസ്.ഐ.യെ വെട്ടിക്കൊന്നു പുതുക്കി പണിത മങ്ങാട് ഖിളർ ജുമാ മസ്ജിദ് ഉദ്ഘാടനം live മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി Express Herald മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി Rainfall: Be careful; Camps to be set up in disaster prone areas: CM മഴക്കെടുതി: ജാഗ്രത പാലിക്കുക; ദുരന്ത സാധ്യത മേഖലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കും: മുഖ്യമന്ത്രി തിരുവനന്തപുരം വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നത്തിന്റെ ഭാഗമായി തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കും. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് നവംബര്‍ 15 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിച്ചേര്‍ന്നു തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കുന്നു. അതോടൊപ്പം കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്. ഇതിനു പുറമേ, അടുത്ത രണ്ടാഴ്ച്ചയും (നവംബര്‍ 12-25) കേരളത്തില്‍, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. മൃഗസംരക്ഷണ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തു വരവെ പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരിയെ മുൻകാല പ്രാബല്യത്തോടെ സർവീസിൽ തിരിച്ചെടുക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവായി. തിരുവനന്തപുരം നന്ദിയോട് പച്ചയിൽകോണം വയലരികത്ത് വീട്ടിൽ കെ. സുമയെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പറായി മൃഗസംരക്ഷണ വകുപ്പിന്റെ പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് വെറ്ററിനറി ബയോളജിക്കൽസിൽ നിയമിച്ചത്. ജോലി ചെയ്തു വരവെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ നൽകിയ പരാതിയിലാണ് പിരിച്ച്‌വിട്ട തീയതി മുതലുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകി സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവായത്. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! വേദിയില്‍ വച്ച് രാജേന്ദ്രന്‍ പരസ്യമായി അപമാനിച്ചപ്പോള്‍ നടി കരഞ്ഞ വീഡിയോ വൈറലായി. രജനികാന്തിന്റെ കബാലി എന്ന ചിത്രത്തിന്റെ വിജയത്തില്‍ നില്‍ക്കുന്ന സമയമായിരുന്നു ധന്‍ഷിക. നടന്‍ സിലമ്പരസരന്‍ എന്ന ചിമ്പു മാനാട് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രി റിലീസിങിന് ശേഷം വേദിയില്‍ പൊട്ടിക്കരഞ്ഞ വീഡിയോയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. പല പ്രശ്‌നങ്ങള്‍ക്കും നടുവിലാണ് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ നടന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ചിമ്പു മാത്രമല്ല, വേദിയില്‍ പരസ്യമായി അപമാനിക്കപ്പെട്ടപ്പോഴും പ്രശംസിക്കപ്പെട്ടപ്പോഴും പൊട്ടിക്കരഞ്ഞ താരങ്ങള്‍ വേറെയും ഉണ്ട് തമിഴകത്ത്. അങ്ങനെ പൊട്ടിക്കരഞ്ഞ് വൈറലായ ചില താരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. സാമൂഹിക കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്ന നടനാണ് സൂര്യ. മറ്റുള്ളവരുടെ കണ്ണുനീര്‍ കാണുമ്പോള്‍ ഇടപെടുന്ന സൂര്യയുടെ പ്രവൃത്തികള്‍ പലപ്പോഴും പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്. തന്റെ ഫൗണ്ടേഷനില്‍ ഒരു കുട്ടി താന്‍ പിന്നിട്ട ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോള്‍ വേദിയിലിരുന്ന കരയുന്ന സൂര്യയെ ക്യാമറകള്‍ ശ്രദ്ധിച്ചിരുന്നു. ഫോട്ടോ വൈറലാകുരയും ചെയ്തു പ്രശസ്ത നടന്‍ വിജയകുമാറിന്റെ മകന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ വന്നു എങ്കിലും കരിയറില്‍ ഒരു ബ്രേക്ക് കിട്ടിയിരുന്നില്ല. അജിത്ത് നായകനായി എത്തിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് നടന് ബ്രേക്ക് നേടിക്കൊടുത്തത്. ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന്റെ സന്തോഷത്തില്‍ അരുണ്‍ വിജയ് കരഞ്ഞത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു തമിഴ് സിനിമാ താര സംഘടനയായ നടികര്‍ സംഘത്തില്‍ എപ്പോഴും പ്രശ്‌നങ്ങളാണ്. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശരത്ത് കുമാറിനെ അഴിമതിക്കാരന്‍ എന്ന് വിളിച്ചപ്പോള്‍ മുതിര്‍ന്ന നടന്‍ കരഞ്ഞ് പോയത് വാര്‍ത്തയായി. വിശാലുമായുള്ള ശരത്ത് കുമാറിന്റെ പ്രശ്‌നം അല്പം ഗൗരവം തന്നെയായിരുന്നു. ഇതേ തുടര്‍ന്ന് വരലക്ഷ്മി ശരത്ത് കുമാറുമായുള്ള പ്രണയം പോലും വിശാലിന് ത്യജിക്കേണ്ടി വന്നു ആനന്ദ കണ്ണീരാണ് ജയം രവിയുടേത്. കരിയറില്‍ മികച്ച സിനിമകള്‍ ചെയ്തിരുന്നു എങ്കിലും തനി ഒരുവന്‍ എന്ന ചിത്രം നടനെ സംബന്ധിച്ച് വലിയൊരു നേട്ടമായിരുന്നു. ചേട്ടന്‍ മോഹന്‍രാജ് സംവിധാനം ചെയ്ത തനി ഒരുവന്റെ സക്‌സസ് മീറ്റിലാണ് ജയം രവി വികാരഭരിതനായത്. അപമാനിക്കപ്പെട്ടപ്പോഴാണ് നടി ധന്‍ഷിക പൊതു വേദിയില്‍ കണ്ണീര്‍ പൊഴിച്ചത്. മുതിര്‍ന്ന നടന്‍ ടി രാജേന്ദ്രന്റെ വാക്കുകള്‍ നടിയെ വേദനിപ്പിച്ചു. രജനികാന്തിന്റെ കബാലി എന്ന ചിത്രത്തിന്റെ വിജയത്തില്‍ നില്‍ക്കുന്ന സമയമായിരുന്നു ധന്‍ഷിക. വേദിയില്‍ വച്ച് രാജേന്ദ്രന്‍ പരസ്യമായി അപമാനിച്ചപ്പോള്‍ നടി കരഞ്ഞ വീഡിയോ വൈറലായി. ടൈം ലൂപ്പുമായി ചിമ്പു ശ്രദ്ധേയമായി 'മാനാട്' പുതിയ ട്രെയിലർ ടൈം ലൂപ്പുമായി ചിമ്പു ശ്രദ്ധേയമായി 'മാനാട്' പുതിയ ട്രെയിലർ Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോശ്രീക്കുട്ടിയെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയിലുണ്ട്: സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു അവരുടേത്; ശാരദക്കുട്ടി പറയുന്നു! കാസര്‍കോട് ഇത് റോഡോ 'കട്ടക്കള'മോ ചെറുപുഴ- നല്ലോംപുഴ റോഡ് കടന്നു കിട്ടാൻ ചില്ലറ പണി പോര വീഡിയോ കാണാം ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് മലപ്പുറം പലതും കേട്ടാല്‍ ചിരിക്കും, 28 വയസില്‍ 25 കേസുകളില്‍ പ്രതി; ഊട്ടിയില്‍ കറങ്ങി പോലീസ് പൊക്കി, വീഡിയോ Adv: കാര്‍ ബൈക്ക് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ 60% വരെ വിലക്കിഴിവിൽ! ലോകവാര്‍ത്തകള്‍ ഒമിക്രോണിനെ പൂട്ടാൻ കൊവിഷീൽഡ് മതിയോ? പ്രതീക്ഷയിൽ വാക്സിൻ നിർമാതാക്കൾ; കമ്പനികളുടെ പ്രതികരണം ഇങ്ങനെ സെക്സ് എജുക്കേഷൻ: കൗമാരക്കാരോട് രക്ഷിതാക്കൾ പറഞ്ഞിരിക്കേണ്ടത് ‘സെക്സ്’ എന്നത് നമ്മുടെ മിക്ക ഇന്ത്യൻ കുടുംബങ്ങളിലെയും സംസാരത്തിൽ നിന്ന് നിരോധിക്കപ്പെട്ട ഒരു വിഷയമാണ്. ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള ഒരു സംഭാഷണവും ഇന്ത്യൻ കുടുംബങ്ങളിലെ ആരുംതന്നെ പ്രോത്സാഹിപ്പിക്കുന്നതും കണ്ടിട്ടില്ല. എന്തായിരിക്കും അതിെൻറ അനന്തര ഫലം? Also read: കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു അതാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മിക്ക കൗമാരക്കാരും ഈ ഒരു അവസ്ഥ മൂലം കൃത്യമായ ലൈംഗിക അവബോധമില്ലാതെയാണ് വളർന്നു വരുന്നത്. ‘സെക്സ്’ എന്നത് എല്ലാവരിൽ നിന്നും മറച്ചു പിടിക്കേണ്ട ഒന്നാണെന്നാണ് നമ്മുടെ കുടുംബങ്ങൾ ഓരോന്നും സംസ്കാരത്തിെൻറ പേരു പറഞ്ഞ് നമ്മെ പഠിപ്പിച്ച് പോന്നത്. അങ്ങനെ ആ വാക്കുകൾ പിന്തുടർന്നു പോന്നവരെല്ലാം ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തവരായി മാറി. Also read: ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടാവുമ്പാൾ വിശ്വസനീയമല്ലാത്ത ഉറവിടങ്ങൾ തിരഞ്ഞ് അവർ പോകും. ഇങ്ങനെ തെറ്റായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കുട്ടിയുടെ ചിന്തയേയും പ്രവർത്തിയേയും ദോഷകരമായി ബാധിക്കും. നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള തെറ്റായ ലൈംഗിക ജീവിതം ആരംഭിക്കാനും ഒരുപക്ഷെ ഇത് കാരണമാകും. കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ആശ്വാസത്തോടെ സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഉള്ള ഏറ്റവും മികച്ച ഒരിടമാണ് യഥാർഥത്തിൽ വീട് . ആ സ്ഥലത്ത് ‘സെക്സ്’ പോലെ അത്രയും പ്രധാനപ്പെട്ട ഒരു വിഷയം ചർച്ചയിൽനിന്ന് എടുത്തു കളയുേമ്പാൾ അത് ബാധിക്കുക കൗമാരക്കാരായ അവരുടെ സാമൂഹിക ബോധത്തെയാണ്. കൗമാരക്കാരുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ച് അവരുമായി ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുകയാണ് യഥാർഥത്തിൽ വേണ്ടത്. ഇത് കൗമാരക്കാർക്ക് ‘ലൈംഗികത’ എന്താണെന്നും അതിന്റെ പ്രാധാന്യവും അതെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം നൽകുകയും തെറ്റിദ്ധാരണകൾ മാറ്റി നിർത്തപ്പടുകയും ചെയ്യും. Also read: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു കൗമാരക്കാരനോ കൗമാരക്കാരിയോ ആയ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ട് എങ്കിൽ ‘സെക്സ് എജുക്കേഷൻ’ ഒരു കളിയായി എടുക്കാതെ അവർക്ക് അറിവ് പകർന്നു നലകുകയാണ് വേണ്ടത്. അത് അവരെ ആത്മവിശ്വാസം ഉള്ളവരാക്കുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുമായുള്ള ആ സംസാരങ്ങൾ എപ്പോഴും അവളെ/അവനെ സുരക്ഷിതമായും വളരെ സൗഹൃദപരമായും നിർത്തുകയും ചെയ്യും. Also read: തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് പരാഗണം പോലുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങളിൽ വിഷയം തുടങ്ങാം. ഒരുപക്ഷേ ഇത് ഒരു പഴയ രീതി ആണ് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഇത് കൗമാരക്കാർക്ക് പെട്ടന്നെ് മനസിലാക്കാനും കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പല പല ഉദാഹരണങ്ങളിലുടെ ഓരോ പാഠങ്ങളും അവർക്ക് പകർന്നു നൽകാം. കൗമാരക്കാരുമായി ബന്ധപ്പെട്ട ഉദാഹരണങ്ങൾ വേണം വിശദീകരിക്കാൻ. കൗമാരപ്രായം വളരെ സെൻസിറ്റീവ് ആയ ഒരു ഘട്ടമാണ്. അതുകൊണ്ടുതെന്ന പ്രത്യുൽപാദനത്തെക്കുറിച്ചും പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ചും ബോധവാന്മാരാകേണ്ടത് ഈ സമയത്താണ്. അതിനായി അവരെ കൂടുതൽ അവബോധമുള്ളവരും ശ്രദ്ധാലുക്കളും ആക്കേണ്ടത് മാതാപിതാക്കൾ തന്നെ. ലൈംഗികതയുമായി ബന്ധപ്പെട്ട സുരക്ഷയെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഈ ഘട്ടത്തിൽ ക്ഷമയോടെ അവരോട് സംസാരിക്കാം. വളരെയധികം ജനസാന്ദ്രതയുള്ള ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ ഓരോ വിഷയങ്ങളും നമ്മൾ പഠിച്ചെടുക്കാൻ ഒരുപാട് വൈകുകയും ചെയ്യുന്നു. ഇൗയൊരു സന്ദർഭത്തിൽ വളരെ ഗൗരവകവും നിർബന്ധവുമായ ഇത്തരം വിഷയങ്ങൾ വീടുകളിൽനിന്നു തന്നെയാണ് ആദ്യം പഠിക്കേണ്ടത്. ലൈംഗികമായ അറിവുകൾ ഒരു മടിയും കൂടാതെ മക്കളോട് സംസാരിക്കണം. ആ സംസാരത്തിൽ പ്രത്യുദ്പാദനത്തെക്കുറിച്ചെല്ലാം ഉൾപെടുത്തണം. ലൈംഗികത സ്വാഭാവിക പ്രക്രിയയാണെന്ന് കൗമാരപ്രായക്കാർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ സംശയങ്ങക്കും ചോദയങ്ങൾക്കും ക്രിയാത്മകമായും പ്രായത്തിന് അനുയോജ്യമായ രീതിയിലും ഉത്തരം നൽകാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തണം. അതിൽ നിങ്ങൾ മടി കാണിക്കാൻ പാടില്ല. ഒന്നിനെക്കുറിച്ചും ലജ്ജിച്ചുകൊണ്ടോ നാണിച്ചുകൊണ്ടോ പറയേണ്ടതില്ല,അവർക്ക് ആത്മവിശ്വാസം പകരേണ്ടത് നിങ്ങളാണ്. സമ്മതവും പരസ്പര ബഹുമാനവും വേണമെന്ന് പഠിപ്പിക്കാം ലൈംഗിക വിദ്യാഭ്യാസത്തിൻറ ആദ്യപടി ആശയവിനിമയമാണെന്നും അതാണ് ആദ്യം വേണ്ടതെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കണം. ‘സമ്മതം’ എന്ന വാക്കിന് ലൈംഗിക വിദ്യാഭ്യാസത്തിലുള്ള സ്ഥാനം വിശദമാക്കി നൽകണം. ഒരു വ്യക്തി സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് ആരുടെയും നിർബന്ധത്തിന് വഴങ്ങി അല്ല എന്നും സ്വതന്ത്രമായി ചിന്തിച്ചു വേണം തീരുമാനങ്ങൾ എടുക്കാനെന്നും അവരെ ബോധ്യപ്പെടുത്തണം. എല്ലാത്തിനും അതിരുകളുണ്ടെന്നും പരസ്പര ബഹുമാനം നിർബന്ധമാണ് എന്നും കൗമാരക്കാരെ ബോധവത്കരിക്കണം. ഒരു കുട്ടിക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും അവബോധം നൽകിക്കൊണ്ട് സുരക്ഷിതത്വം തോന്നിപ്പിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. അത്തരം ബന്ധങ്ങൾ നിലനിൽക്കുന്നുവെന്നും അങ്ങനെ ഉണ്ടാവുന്നതിൽ തെറ്റില്ലെന്നും മാതാപിതാക്കളിൽ നിന്ന് അവർ മനസ്സിലാക്കിയെടുക്കണം. എല്ലാ ബന്ധങ്ങളെയും കുറിച്ചുള്ള അടിസ്ഥാന ബോധ്യം അവരിൽ ഉണ്ടാക്കി കൃത്യമായ ലൈംഗിക ദിശാബോധം വളർത്താൻ ഏറ്റവും കൂടുതൽ കഴിയുന്നത് അവരുടെ കൗമാര കാലത്ത് മാതാപിതാക്കൾക്കു തന്നെയാണ്. ആർത്തവത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിൽ ഒരുപാട് തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും നിൽനിൽക്കുന്നുണ്ട്. മിക്കതും പെൺകുട്ടികളെ മാറ്റി നിർത്തിക്കൊണ്ടുള്ള ചർച്ചകളുമാണ്. ആർത്തവം എന്നാൽ എന്തോ ‘അശുദ്ധി’ ആണെന്ന ബോധ്യം നമ്മുടെ ഇടയിലെ പല ആളുകളും ഉണ്ടാക്കിവെച്ചിട്ടുണ്ട്. അത് അറിവില്ലായ്മയാണെന്ന് അവരെ പറഞ്ഞ് മനസിലാക്കിക്കൊടുക്കണം. ആർത്തവം എന്നത് വെറും ഒരു ശാരീരികമായി നടക്കുന്ന പ്രക്രിയ മാത്രമാണെന്നും അത് എവിടെയും നിങ്ങളെ മാറ്റി നിർത്തില്ല എന്നും അവർക്ക് ഉറപ്പു കൊടുക്കുക. ആൺകുട്ടികൾക്കും നൽകണം എന്താണ് ആർത്തവ ബോധം എന്ന കാര്യം. ആർത്തവം എന്നത് കളങ്കമാണ് എന്ന പഴമൊഴികൾ ഒഴിവാക്കാനുള്ള നടപടികൾ നാം സ്വീകരിക്കേണ്ട സമയംകൂടിയാണ് ഇത്. ആർത്തവം ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നുണ്ടെങ്കിലും, പല കൗമാരക്കാരും അവരുടെ ചോദ്യങ്ങളും സംശയങ്ങളും പറയാൻ മടിക്കുന്നു. വീട്ടിൽ, കുട്ടിക്ക് ചോദ്യങ്ങൾ ചോദിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട് അവർക്ക് അതിനുള്ള സ്പേസ് നൽകുക. അങ്ങനെയാകുേമ്പാൾ ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് കൂടുതൽ ആത്മവിശ്വാസം തോന്നും. ആർത്തവ സമയത്തെ ഒാരോ കാര്യങ്ങളിലും പെൺകുട്ടികൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കിക്കൊടുക്കണം. ആ സമയങ്ങളിൽ ഉപയോഗിക്കേണ്ട വസ്തുക്കളുടെ തെരെഞ്ഞടുപ്പിെൻറ കാര്യം വരെ വിശദീകരിച്ച് അത് അവരുടെ സ്വാതന്ത്ര്യമാണെന്ന് മനസിലാക്കിക്കൊടുക്കണം. ആൺകുട്ടികൾക്ക് ആർത്തവ സമയത്ത് പെൺകുട്ടികളുടെ കൂടെ നിൽക്കേണ്ടതിൻറ കാരണങ്ങളെയും അവരുടെ അവസ്ഥകളെയും കുറിച്ച് ബോധവത്കരിക്കണം. അവരെ സഹായമനസ്കരാക്കിയെടുക്കണം. പപ്പായയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുത്; കാരണം ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത് ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍ ലെെംഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കൊടിക്കുന്നില്‍ സുരേഷ് എംപി പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും കുതിച്ചുയർന്നു; തിരുവനന്തപുരത്ത് തക്കാളി വില നൂറ് കടന്നു തൃശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാലന്‍ ഡി ഓർ മേധാവിക്കെതിരെ റൊണാൾഡോ രംഗത്ത് സര്‍ക്കാറുദ്യോഗസ്ഥനും ഭാര്യയും ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന്‍ സംശയം ഇടപ്പള്ളിയിലെ തീപിടുത്തം; തീയണച്ചു, 9 പേർ ആശുപത്രിയിൽ മലയാളികള്‍ക്ക് അഭിമാനനിമിഷം; നാവികസേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു ഇടപ്പള്ളിയിൽ നാല് നില കെട്ടിടത്തിൽ തീപ്പിടുത്തം അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം; നടുക്കം മാറാതെ മസ്‌കറ്റിലെ പ്രവാസി മലയാളികള്‍ ഈ വർഷത്തെ ഏറ്റവും വലിയ ഓഫറുകളുമായി ജോയ് ആലുക്കാസ് യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി കടം വാങ്ങിയ പണം കൊടുത്ത് വിസ വാങ്ങിയപ്പോള്‍ ഏജന്റ് ചതിച്ചു; ദുരിത ജീവിതം നയിച്ച പ്രവാസിക്ക് മലയാളികള്‍ തുണയായി പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു വിലക്കയറ്റം നിയന്ത്രിക്കാൻ മൊബൈൽ വില്പനശാലയുമായി സപ്ലൈക്കോ തൃക്കുറ്റിശ്ശേരിയില്‍ സൗജന്യ ഇ-ശ്രം കാര്‍ഡ് രജിസ്ട്രേഷന്‍ ക്യാമ്പ് നടന്നു അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും ബോധവല്‍ക്കരണ ക്ലാസും നടത്തി ഉടൻ വിളിക്കൂ ഈ മാസത്തെ അവസാന മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫർ എ എഫ് സിയിൽ ഇന്ന് അവസാനിക്കുന്നു കാടാച്ചിറയിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു ഫോട്ടോഗ്രാഫറെ സെക്യൂരിറ്റി ഗാര്‍ഡ് തള്ളിയിട്ടു; മാപ്പ് പറഞ്ഞ് സാറ അലി ഖാന്‍ ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് ലക്ഷങ്ങൾ നഷ്ടമായി; പരാതിയുമായി സീരിയൽ നടി വീട്ടുകാരെ വിഷമിപ്പിക്കാന്‍ വയ്യ, വിവാഹ ശേഷം മനസ് തുറന്ന് അപ്‌സര ഒരു കുഞ്ഞൊക്കെ വേണ്ടെ എന്ന് ചോദിക്കുന്നവരോട്; മറുപടിയുമായി ജീവ ജാഗ്രത: വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ കുതന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്ത് ചെലവാകില്ല: മുഖ്യമന്ത്രി വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ കുതന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്ത് ചെലവാകില്ല: മുഖ്യമന്ത്രി രാജ്യമാകെ പടര്‍ന്ന കര്‍ഷക പ്രക്ഷോഭത്തെ കുതന്ത്രമുപയോഗിച്ച് തകര്‍ക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രക്ഷോഭം അടിച്ചമര്‍ത്തിക്കളയാമെന്ന് തെറ്റിധരിക്കരുത്. എല്ലാവരും ഒന്നിച്ച് അണിനിരക്കുന്നു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കുന്നതില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ ഒരു കുതന്ത്രവും കര്‍ഷകരുടെ നേരേ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക മഹാസമരത്തിന് ഐക്യദാര്‍ഢ്യവുമായി എല്‍ഡിഎഫ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ കേരളത്തിന് ബാധകമാണോ എന്ന് പലരും ചോദിക്കുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടായാല്‍ കേരളത്തെയും ബാധിക്കും. കാര്‍ഷിക ചെലവ് വര്‍ധിക്കുന്നു, കൃഷി ആദായകരമാകുന്നില്ല-ഇതിനാണ് സര്‍ക്കാരിന്റെ ഇടപെടല്‍ വേണ്ടത്. പൊതുവിരണ രംഗം ആകെ താറുമാറാക്കി. കര്‍ഷകരുടെ താല്‍പര്യങ്ങളല്ല, കോര്‍പറേറ്റുകളുടെ താല്‍പര്യമാണ് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. കര്‍ഷകര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്റെ പൊതുവായ ആവശ്യങ്ങളാണ്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് സാധാരണ നിലയില്‍ നല്‍കേണ്ട അംഗീകാരവും ആദരവും നല്‍കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്നതില്‍ സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കൂട്ടരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. എന്നാല്‍ ആ പ്രഖ്യാപനം അത് നടത്തിയ സമയത്തുതന്നെ ഉപേക്ഷിച്ചു എന്നതാണ് വസ്തുത. അതേസമയം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നടപടികള്‍ തുടരെതുടരെ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഇതര ജില്ലകളിലേക്കും എല്‍ഡിഎഫ് വ്യാപിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വളന്റിയര്‍മാരാകും സത്യഗ്രഹമിരിക്കുക. Labels: കാർഷികം, പോരാട്ടം, മോഡി സര്‍ക്കാര്‍ ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് നീക്കാന്‍ യുഡിഎഫ് ശ്രമം പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡി കലിയുഗത്തില്‍ "നൃപന്മാര്‍ നാട്ടിലുള്ളവരോട് കട്ടും കവര്‍ന്നുമാര്‍ജിക്കും" മെന്നാണ് തുഞ്ചത്താചാര്യന്‍ പാടിയത്. മായാവതി കട്ടാണോ കവര് പരിപൂര്‍ണ സാക്ഷരത ലക്ഷ്യമിട്ട് 'അതുല്യം' പദ്ധതി തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരത്വം പേറുന്ന കവി പ്രൊഫ. ഡി വിനയചന്ദ്രന്‍ നിസ്വവര്‍ഗത്തിന്റെ പോരാട്ടഭൂമിയിലും നിറസാന്നിധ്യമായിരുന്നു. സഞ്ചാരത് പാലക്കാടന്‍ മാതൃക കാട്ടാനയെ പേടിച്ച് ഉറങ്ങാതിരുന്ന നാളുകള്‍ പഴങ്കഥയാക്കിയ ആഹ്ളാദത്തിലാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖല കോടതിയുടെ അന്തസ്സ് വീണ്ടെടുത്തത് "കീടങ്ങള്‍ സെബാസ്റ്റ്യന്‍ പോള്‍ അടിയന്തരാവസ്ഥയില്‍ കോടതിക്കും ജഡ്ജിമാര്‍ക്കും നഷ്ടപ്പെട്ട അന്തസ്സും അധികാരവും വീണ്ടെടുത്തത് കേരള ഹൈക്കോടതി കീടങ്ങളെന്നു വിശേഷിപ്പിച്ച ജനങ്ങള ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം ഭക്തിയോ ഭരണഘടനയോ ഏതാണ് മുകളിൽ നിൽക്കേണ്ടത് ? രാഹുകാലത്തൊരു കാളിയമർദ്ദനം എംഎ ബേബി വക ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി കേന്ദ്ര നിയമം കോർപ്പറേറ്റുകൾക്ക്‌ വേണ്ടി; കാർഷിക ന ഇന്ത്യ ഭരിക്കേണ്ടത് കോർപറേറ്റുകളല്ല കെ കെ രാഗേഷ് തദ്ദേശ തെരഞ്ഞെടുപ്പു വിചാരങ്ങള്‍ സി എസ്‌ ചന്ദ്രി കേന്ദ്ര കാർഷിക നിയമങ്ങൾക്ക്‌ ബദലൊരുക്കി കേരളം ഇവർ കുട്ടികളല്ല; നാടിൻ നായികമാർ തദ്ദേശ സ്ഥാപനങ്ങ ആര്യാ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേ വിളസംഭരണം: പ്രധാനമന്ത്രി കേരളത്തെ മാതൃകയാക്കണം: കി നിരഞ്‌ജൻ താലൂക്ദാർ അസമിന് നൽകിയ ജീവൻ എസ്‌എഫ്‌ഐ, പോരാട്ടങ്ങളുടെ പോയകാലം പുതുകാലം; തോമസ്‌ അങ്ങനെയാണ്‌ നക്ഷത്രം ചുവന്നത്‌; എസ്‌എഫ്‌ഐയുടെ അമ്പ ആർക്കും വിശന്നില്ല; ലക്ഷത്തിലേറെ പുതിയ തൊഴിൽ മുസ്ലിംലീഗിന്റെ അപചയത്തെ ചോദ്യം ചെയ്‌താൽ വർഗീയവാദി പുതിയ തൊഴിൽ ചട്ടങ്ങൾ: കേന്ദ്രത്തിന്റെ ഓൺലൈൻ യോഗം ട ഔഫ് അബ്ദുറഹ്മാന്‍ വധം: ലീഗ്‌ നേതൃത്വവുമായി കൊലയാളി ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറി; മുഖ്യപ്രതിയാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കും ട്വന്റി 20 മാതൃക; കെട മരിച്ചത്‌ കന്യാസ്‌ത്രീയാണ്‌. അവരെ കൊന്നത്‌ കന്യാസ് ജനുവരി മുതൽ ക്ഷേമപെൻഷൻ 1500 രൂപ; ഭക്ഷ്യക്കിറ്റ്‌ ന കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ് പുതിയ മരുന്നുകള്‍ വികസിപ്പിക്കാന്‍ കെഎസ്‌ഡിപി; സിഎ കേരളത്തില്‍ ഇത് പ്രത്യാശയുടെ കാലം; ഒരുമയോടെ മുന്നോ പ്രധാനമന്ത്രിക്ക്‌ രക്തംകൊണ്ട്‌ കത്ത്‌ അംബാനി, അ ഐഐടികളിൽ സംവരണം വേണ്ടെന്ന്‌ ശുപാർശ; നിയമപരമായി നേര അഭിമന്യുവിന്‌ എറണാകുളത്ത്‌ സ്‌മാരകം ഒരുങ്ങി; 29ന്‌ ജമ്മു കശ്‌മീരിൽ ഗുപ്‌കാർ മുന്നേറ്റം പാലംവലിച്ച ക വര്‍ഗീയതയില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപിയുടെ കുതന്ത "നിയമസഭയിൽ തോറ്റാൽ ഇനി ഐക്യരാഷ്‌ട്ര സഭയിലേക്ക്‌ പോ പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന ക അഭയവധക്കേസ്‌: ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ട ജീവപര് അഭയവധകേസ്‌: ഫാദർ തോമസ് കോട്ടൂരും,സിസ്റ്റർ സെഫിയും കള്ളം പറയാത്ത തെളിവുകള്‍; സത്യം പറഞ്ഞ കള്ളന്‍ സിസ്റ്റർ അഭയ കൊലക്കേസ്‌:കുറ്റപത്രത്തിൽ 133 പ്രോസിക ജനവിധി സർക്കാരിനുള്ള പൂച്ചെണ്ട് കെ ജെ തോമസ്‌ എഴു കൈപ്പത്തി ചിഹ്നത്തിന്‌ പത്തനംതിട്ട ഡിസിസി പ്രസിഡന് താമര കൈയിലല്ലോ വോട്ടെല്ലാം ബിജെപിക്ക്‌ കോൺഗ്രസിന രണ്ടാഴ്‌ച നിർണായകം; ഓരോ വ്യക്തിയും സ്വയം ലോക്‌ഡൗൺ യുഡിഎഫിൽ അടിപൊട്ടി; മുല്ലപ്പള്ളിയെ മാറ്റണമെന്ന്‌ മ ലീഗ് പ്രകടനം നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി; ദ തലമുറകളുടെ നേതാക്കൾ എ വിജയരാഘവൻ എഴുതുന്നു ചരിത്രവിധിയുടെ മാനങ്ങൾ പി രാജീവ്‌ എഴുതുന്നു ജില്ലാ ഡിവിഷനുകളിൽ മൂന്നിൽ രണ്ടും ബ്ലോക്കിൽ 61 ശതമ അതെന്താ, പെൻഷനും കിറ്റും മറ്റ്‌ സംസ്ഥാനങ്ങളിൽ ഇല്ല പാലക്കാട്‌ നഗരസഭയിലെ 'ജയ് ശ്രീറാം' ബാനർ; ബിജെപി പ് അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു; കേന്ദ്ര ഏ തോറ്റമ്പി മാധ്യമ വിചാരണക്കാർ; അന്തിച്ചര്‍ച്ചകളും ന അപവാദ പ്രചാരകർ ജനങ്ങളോട്‌ മാപ്പു പറയണം: കാനം ഒരു കാലത്തുമില്ലാത്ത വിഷലിപ്ത പ്രചാരണം പ്രതിപക്ഷം 'ലൈഫ്‌’ കൊടുത്ത്‌ വടക്കാഞ്ചേരി; എൽഡിഎഫിന്‌ ഉജ്വല വ ഇത്‌ ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലി ഈ ചരിത്ര വിജയം രാഷ്ട്രീയ നിലപാടിനും ജനക്ഷേമ ഭരണത്ത ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് മുരളീധരന്‍ സഖ കര്‍ഷക ഐക്യത്തിനു മുന്നില്‍ മോഡിസര്‍ക്കാര്‍ പരാജയപ ഐടി സെല്‍ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില നെല്ല് സംഭരണം താങ്ങുവില നല്‍കാതെ ;ഇടനിലക്കാരായ വ്യ നടപടിയെല്ലാം സുതാര്യം പി ശ്രീരാമകൃഷ്ണൻ എഴുതുന്നു സിബിഐയുടെ 103 കിലോ സ്വർണം കാണാനില്ല; പൊലീസ്‌ അന്വേ സ്‌കൂൾ തുറന്നാൽ ഉടൻ ജോലി; എന്നിട്ടും മനോരമയുടെ തലക കേന്ദ്രസര്‍ക്കാരും യുഡിഎഫും ഒരേ വഴിയിൽ; നശീകരണ കൂട ഇ–നിയമസഭ: 6 സമിതിയുടെ മേൽനോട്ടത്തിൽ ആരോപണത്തിൽ ക ഊരാളുങ്കലിന്‌ ഉമ്മൻചാണ്ടി നൽകിയത്‌ 1050 കോടിയുടെ പ വൈദ്യുതി നിരക്ക് കൂട്ടില്ല, താരിഫ് പരിഷ്‌കരിക്കുന് കാനന്‍ 7 ഡി ക്യാമറയില്‍ വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോള്‍ ഭയങ്കരമായി ചൂടാവുകയും വാണിംഗ് ലഭിച്ചു ഉടന്‍ ഓഫ്‌ ആവുകയും ചെയ്യുന്നു എന്നുള്ളത് വ്യാപകമായ പരാതിയാണ്. ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ വീഡിയോ മോഡില്‍ അല്‍പ്പ സമയം കഴിഞ്ഞാല്‍ ചൂടാവുക എന്നുള്ളത് സാധാരണമാണ് ഇ വസ്തുതയെക്കുറിച്ചു കൂടുതല്‍ വിശകലനം ചെയ്യാം. ഒപ്പം തന്നെ വായനക്കാര്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധി മുട്ടുകള്‍ കമന്റിലൂടെ പ്രതിപാദിക്കും എന്ന് കരുതുന്നു. പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ പറയുന്നതിന് മുന്‍പ് ഈ ബ്ലോഗില്‍ Introduction" എന്ന പോസ്റ്റില്‍ ബ്ലോഗ്ഗര്‍ അപ്പു പറഞ്ഞിരിക്കുന്ന കമന്റിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ്. എസ്.എൽ.ആർ ക്യാമറയുടെ പ്രാഥമികമായ ഉപയോഗം ഹൈക്വാളിറ്റി സ്റ്റിൽ ചിത്രങ്ങൾ എടുക്കുവാനും, ഒരു എച്.ഡി കാംകോഡറീന്റെ ഉപയോഗം ഹൈക്വാളിറ്റി വീഡിയോ എടുക്കാനും ആണ് എന്നുവിശ്വസിക്കാനാണ് എനിക്കിഷ്ടം. എച്.ഡി കാംകോഡർ ഉപയോഗിച്ച് സ്റ്റിൽ ചിത്രങ്ങൾ എടുക്കുന്നതിന്റെ എല്ലാ കുഴപ്പങ്ങളും ഈ എസ്.എൽ.ആർ. വീഡിയോ ഗ്രാഫിയിൽ ഇല്ലേ? ശരിക്കും പറഞ്ഞാൽ പോയിന്റ് ആന്റ് ഷൂട്ട് കാമറയിലെ ടു. ഇന്‍ .വൺ സൌകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കൺസ്യൂമേഴ്സിനെ എസ്.എൽ.ആർ രംഗത്തേക്ക് ആകർഷിക്കാനുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ എസ്.എൽ.ആർ ക്യാമറയിലെ വീഡിയോ റെക്കോർഡിംഗ് സൌകര്യത്തെ കാണാനാവൂ തീര്‍ച്ചയായും നിര്‍മ്മാതാക്കളുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം തന്നെയാണ് ഡി എസ് എല്‍ ആര്‍ ക്യാമറയിലെ വീഡിയോ സൗകര്യം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാനോന്‍ 7D,5D ക്യാമറകളില്‍ ഉള്‍പ്പെടുത്തിയ വീഡിയോ സൗകര്യം നിര്‍മ്മാതാക്കള്‍ ഊന്നി പറഞ്ഞു മാര്‍ക്കറ്റിംഗ് തന്ത്രം മെനയുന്നില്ല. ഇക്കാര്യങ്ങള്‍ സെമി പ്രൊഫഷണല്‍ അമേച്വര്‍ ക്യാമറകളില്‍ ഉള്‍പ്പെടുത്തി അവയ്ക്കാണ് നിര്‍മ്മാതാക്കള്‍ പരസ്യ പ്രചരണം നല്‍കുന്നത്. വില്‍പ്പന കൂടാനുള്ള തന്ത്രം തന്നെ. വീഡിയോ ചിത്രീകരിക്കാനും സ്റ്റില്‍ എടുക്കുവാനും രണ്ടു ക്യാമറ വേണ്ടല്ലോ എന്ന് കരുതുന്ന ഉപഭോക്താവ് താല്‍ക്കാലിക ലാഭം നോക്കി രണ്ടും കൂടിയുള്ള ഡി എസ് എല്‍ ആര്‍ വാങ്ങുന്നു. തകൃതിയായി വീഡിയോ എടുക്കുന്നു. ഫലമോ അല്‍പ്പ കാലത്തിനുള്ളില്‍ രണ്ടിനും ഉപയോഗിക്കാന്‍ കൊള്ളാത്ത വിധം ക്യാമറ തകരാറിലാവുന്നു. ക്യാമറയുടെ സെന്‍സര്‍ ആണ് തകരാറിലാവുന്നത് എന്നതിനാല്‍ പകരം മറ്റൊരു ക്യാമറ തന്നെ വാങ്ങേണ്ടി വരും. അതെങ്ങനെയെന്നു വിശദമാക്കാം. പ്രകാശത്തെ പ്രോസെസ്സ് ചെയ്താണ് ക്യാമറ സെന്‍സറുകള്‍ മികച്ച ചിത്രം നല്‍കുന്നത്. നാം സ്റ്റില്‍ എടുക്കുമ്പോള്‍ സെക്കന്റിന്റെ അറുപതില്‍ ഒരംശം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാത്രമാണ് സെന്‍സറില്‍ പ്രകാശം പതിക്കുന്നത്. മറിച്ചു വീഡിയോ എടുക്കുമ്പോള്‍ മിനിട്ടുകളോളം പ്രകാശം സെന്‍സറില്‍ പതിച്ചു പിക്സലുകളില്‍ പ്രോസസ്സിംഗ് നടക്കുന്നു. ക്രമേണെ പിക്സല്‍ ചൂടാകുന്നു. ഒരു പരിധി കഴിഞ്ഞാല്‍ പിക്സല്‍ ഓവര്‍ ബേണ്‍ ആവുകയും അങ്ങനെ നശിക്കുകയും ചെയ്യുന്നു. എല്ലാ ക്യാമറകളിലും വാണിംഗ് കിട്ടണമെന്നില്ല. എന്നാല്‍ മെഗാ കണക്കിന് പിക്സല്‍ കുത്തി നിറച്ച ക്യാമറകളിലും മറ്റും ഇത്തരത്തില്‍ ഒന്നോ രണ്ടോ പിക്സലുകള്‍ നശിക്കപ്പെടുമ്പോള്‍ വീഡിയോയില്‍ പ്രത്യേകിച്ച് അറിയാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ എന്‍ലാര്‍ജ് ഫോട്ടോകളില്‍ ചിലപ്പോള്‍ ബ്ലാക്ക് ഡോട്ടുകള്‍ കാണപ്പെടുമ്പോള്‍ പിക്സല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം. അതിനാല്‍ കൂടുതല്‍ സമയം വീഡിയോ ചിത്രീകരണം ക്യാമറയുടെ ലൈഫിനെ തകരാറിലാക്കും. അതിനാല്‍ വീഡിയോ ചിത്രീകരണത്തിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്യാമറ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതാണ് അഭികാമ്യം. അപ്പോള്‍, സ്വാഭാവികമായും ഡി എസ് എല്‍ ആര്‍ ഫിലിം മേക്കിംഗ് എന്ന ഈ സൈറ്റ് എന്തിനാണ് ഡി എസ് എല്‍ ആര്‍ ക്യാമറയുടെ വീഡിയോ സൌകര്യത്തെ പുകഴ്ത്തി പോസ്റ്റുകള്‍ എഴുതുന്നു എന്ന് വായനക്കാര്‍ക്ക് സംശയം തോന്നിയാല്‍ അത് സ്വാഭാവികം. ഇവിടെ "ഫിലിം മേക്കിംഗ് എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം. സിനിമാ ചിത്രീകരണം തോന്നിയ പോലെ ഷോട്ടുകള്‍ എടുത്തു പിന്നീട് കൂട്ടി ചേര്‍ക്കുകയല്ലല്ലോ കൃത്യമായ സ്ക്രിപ്റ്റൊടെ, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഷൂട്ട്‌. അടുത്ത ഷോട്ടിനു മുന്‍പ് ആവശ്യമായ ഇടവേള. ഈ സമയം സെന്സറിനു തണുക്കാനുള്ള സമയം ലഭിക്കുന്നു. വീഡിയോ ചിത്രീകരണത്തിനും സിനിമാ ചിത്രീകരണത്തിനുമുള്ള വ്യത്യാസം ഇതാണ്. അതിനാല്‍ തന്നെ ഡി എസ് എല്‍ ആര്‍ ക്യാമറ സിനിമാ നിര്‍മ്മാണത്തിന് ഉതകും. കുറഞ്ഞ പണം മുടക്കിയിട്ടുള്ള ക്യാമറകളില്‍ ഓവര്‍ ഹീറ്റ് പ്രോബ്ലം കൂടുതല്‍ ആയിരിക്കും. സെന്സരുകളിലെ പിക്സലിന്റെ സൈസും എണ്ണവും ചൂടിനെ ബാധിക്കുന്നുണ്ട്. അമേച്വര്‍ ഡി എസ് എല്‍ ആര്‍ ക്യാമറകളുടെ കാര്യം മാറ്റി വച്ചാല്‍ തന്നെ, എടുത്തു പറയേണ്ടുന്നതു ഒരേ നിര്‍മ്മാതാവിന്റെ തന്നെ ക്യാമറ ആയ 7D, 5D മോഡലുകളിലെ ഹീറ്റ് പ്രോബ്ലം ആണ്. 7D ക്യാമറ 5D ക്യാമറയേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ചൂടാവുന്നു എന്നുള്ളതാണ് ഈ രണ്ടു ക്യാമറകളും തമ്മില്‍ അന്‍പതിനായിരം രൂപയുടെ അടുത്തു വ്യത്യാസം ഉണ്ടെന്നുള്ള കാര്യം മനസ്സില്‍ വയ്ക്കുക. ഇനി വീഡിയോ എടുത്തില്ലെങ്കില്‍ തന്നെയും ക്യാമറ ചൂടാകുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട് ലൈവ് വ്യൂ മോഡുള്ള ക്യാമറകളില്‍ സ്റ്റില്‍ എടുക്കുവാന്‍ കൂടുതല്‍ നേരം ആ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് ഇങ്ങനെ സംഭവിക്കുക. ക്യാമറയുടെ ലൈഫിന് ഈ വിധ സൌകര്യങ്ങളൊക്കെ അത്യാവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തുവാന്‍ ഡി എസ് എല്‍ ആര്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കുക. ക്യാമറ ഷൂട്ടിനായി ഉപയോഗപ്പെടുത്തുമ്പോള്‍ ആവശ്യമില്ലാത്ത അവസരങ്ങളില്‍ പവര്‍ ഓഫ്‌ ചെയ്‌താല്‍ ഹീറ്റ് പ്രോബ്ലം ഒരു പരിധി വരെ ശ്രദ്ധയില്‍ പെടാതെ പോകും. ബാറ്ററി ലൈഫും കൂടും. ഇന്ന് കൂടുതല്‍ ആളുകളും 7D യെ ഒരു വീഡിയോ ക്യാമറ കണക്കെ ഉപയോഗിക്കുന്നതിനാലാണ് ആ ക്യാമറയ്ക്ക് ഇത്രമാത്രം ഹീറ്റ് ഇഷ്യൂ പറയപെടുന്നത്. കൃത്യമായ ഇടവേളകളില്‍ പവര്‍ ഓഫ്‌ ചെയ്തും ആവശ്യമുള്ളപ്പോള്‍ ഓണ്‍ ചെയ്തും ഉപയോഗിക്കുമ്പോള്‍ ക്യാമറ ലൈഫിനോപ്പം നമ്മുടെ പോക്കറ്റിനും സംരക്ഷണം ആവും. പുതിയ അറിവുകള്‍ക്ക് നന്ദി. ഇത് ബ്ലോഗില്‍ ഒതുക്കാതെ എന്തുകൊണ്ട് ഫോട്ടോട്രാക്സില്‍ ഒരു പരമ്പര ആയി ചെയ്തു കൂടാ ഫോട്ടോ ട്രാക്സില്‍ വരത്തക്ക കാര്യങ്ങള്‍ ഇതിലുണ്ടോ സന്തോഷേ, എന്റെ അറിവുകള്‍ പങ്കു വയ്ക്കുന്നു എന്നേയുള്ളൂ. നന്ദി. നല്ല നേരത്താ ഈ ലേഖനം കണ്ടത് അ ങ്ങനെ അവസാനം മലയാളം സിനിമയും ഡി എസ് എല്‍ ആര്‍ ഫിലിം മേക്കിങ്ങിലേക്ക് ധൈര്യപൂര്‍വ്വം കാലെടുത്തു വയ്ക്കുന്നു എന്നതിന്റെ സൂചനയാണ് ഷൂട്ട ലോ ക സിനിമാ സാങ്കേതിക വിദ്യകളില്‍ മാറ്റം വന്നു തുടങ്ങിയിട്ട് നാളേറെയായി. നമ്മുടെ കൊച്ചു കേരളത്തില്‍ സിനിമാ സാങ്കേതികത്വം മാറി വന്നെന്നു സി നിമാ ചിത്രീകരണത്തിനു അത്യന്താപേക്ഷിതമായ ചില ഉപകരണങ്ങളാണ് ഫില്‍ട്ടറുകള്‍. ക്യാമറയില്‍ ആലേഖനം ചെയ്യുന്ന പ്രകാശ രശ്മികളെ നമ്മുടെ ആവശ് ഈ ബ്ലോഗ്‌ പോസ്റ്റില്‍ ഏറെ വ്യത്യസ്തമായ ഒരു സാങ്കേതികത്വവും ഭാവിയുടെ മികവുറ്റ വാഗ്ദാനവുമായ ഒരു വ്യക്തിയേയും ആണ് പരിചയപ്പെടുത്തു DSLR സിനിമ നിര്‍മാണത്തിനാവശ്യമായ അടിസ്ഥാന ഉപകരണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത് ആ ദ്യമായി നമുക്ക് വേണ്ടത് ഒരു ഡി വിലക്കോട് വിലക്ക് തലങ്ങും വിലങ്ങും വിലക്ക് മലയാള ചലച്ചിത്ര രംഗത്ത് മാത്രം അതിയായി കണ്ടു വരുന്ന അത്ഭുത പ്രതിഭാസമാണ് വിലക ക്യാമറയുടെ സാങ്കേതികത്വം മനസ്സിലാക്കുന്നതില്‍ ഇന്ന് ഏറ്റവും കൂടുതലായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന രീതി ഏതെന്ന് ചോദിച്ചാല്‍ &quo ഡി എസ് എല്‍ ആര്‍ വീഡിയോയ്ക്ക് പ്രാധാന്യമുള്ള പിക്ചര്‍ സ്റ്റൈല്‍ അഥവാ പിക്ചര്‍ പ്രൊഫൈലിനെക്കുറിച്ച് ആണ് ഈ അധ്യായത്തില്‍ പ്രതിപാദി പ്രൊഫഷനല്‍ ആയി ഉപയോഗിക്കാവുന്ന ഏതാനും DSLR ക്യാമറകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍ കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി- News18 Malayalam കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ധാരണ; ഉടമകളുടെ ആവശ്യം ന്യായമെന്ന് സർക്കാർ- News18 Malayalam Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ- News18 Malayalam കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും പ്രധാനമന്ത്രി ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം പ്രധാനമന്ത്രി Coronavirus Pandemic LIVE Updates:സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. കണ്ണൂർ 9, കാർഗോഡ് ,മലപ്പുറം 3, ത്യശൂർ 2, ഇടുക്കി വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം ഒഴികെ പതിമൂന്ന് ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 109 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 601 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Keshu Ee Veedinte Nadhan പുത്തന്‍ ലുക്കില്‍ ദിലീപ് കേശു ഈ വീടിന്റെ നാഥന്‍' മോഷന്‍ പോസ്റ്റര്‍ പുറത്ത് Churuli ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ് ഒരാള്‍ക്ക് എത്ര മൊബൈല്‍ കണക്ഷനുകള്‍ ആകാം; നിരീക്ഷണം കടുപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക് ഒരു സോഫറ്റ്-വയറന്റെ സാഹിത്യ-സാമൂഹിക-ചലച്ചിത്ര പരീക്ഷണനിരീക്ഷണങ്ങള്‍..ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരൊക്കെയോയുണ്ട് റസൂലേ,നിന്‍ കനിവാലേ റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം രണ്ട് ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ്‌ എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്‌.ഞാന്‍ ഉദ്ദേശിച്ചത്‌ ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത്‌ എങ്ങനെയാണു? ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച്‌ എനിക്ക്‌ നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ കുറിച്ചും അവരുടെ വര്‍ക്കുകളെ കുറിച്ചുള്ള അറിവുമൊക്കെയാണു.അപ്പോള്‍ ഫിലിം ഇന്‍സ്റ്റിട്യൂടിനെ പറ്റി എനിക്കു സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. ചോ:സിനിമ ജീവിതമാണെന്നു തീരുമാനിച്ചു എന്നു പറഞ്ഞു,പക്ഷേ എന്തു കൊണ്ടാണു ശബ്ദം എന്ന ഈ ഒരു മേഖല തിരഞ്ഞെടുക്കാന്‍ കാരണം? ചോ:എന്തായിരുന്നു ആ സമയത്തെ ഒരു റിയാക്ഷന്‍? ഉ:അതു വലിയൊരു അഭിമാനം തോന്നിയിട്ടുണ്ട്‌.അതു പോലെയൊരു സ്ഥലത്ത്‌ അഡ്മിഷന്‍ കിട്ടുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണു.സ്വയം Elite ആയി ഒക്കെ തോന്നിയിട്ടുണ്ട്‌.പിന്നെ നമ്മള്‍ അവിടെ Cinema As An Art എന്നു പഠിക്കുന്ന നേരത്ത്‌,ഇതില്‍ ഒരുപാട്‌ Intricites ഉണ്ട്‌.Intricate ആയ കാര്യങ്ങള്‍.നമ്മള്‍ വിശ്വോത്തര സിനിമകള്‍ ഒക്കെ കണ്ട്‌,റോഡിലൂടെ ഒക്കെ നടക്കുമ്പോള്‍,ആളുകളെ കാണുമ്പോള്‍,നമ്മള്‍ എന്താണു കണ്ടത്‌,നമ്മള്‍ എന്താണു അറിഞ്ഞത്‌,ഇതൊന്നും ഇവരറിയുന്നില്ലല്ലോ എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ട്‌.ഇതു തന്നെ Physics പഠിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്‌.ഗഹനമായ കാര്യങ്ങള്‍ ഒക്കെ പഠിക്കുമ്പോള്‍,ഇതൊന്നും സാധാരണക്കാര്‍ക്കു മനസ്സിലാവുന്നില്ലല്ലോ എന്നൊക്കെ വിചാരിക്കാറുണ്ടായിരുന്നു.നമ്മള്‍ ഒരു വിദ്യാര്‍ത്ഥി ആയിരിക്കുന്ന സമയത്ത്‌ നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക്‌ മനസ്സില്ലാവുന്നില്ല എന്നൊരു Phase ലൂടെ കടന്നു പോകുമല്ലോ.നമ്മള്‍ അച്ചനേയും അമ്മയേയും ഒക്കെ Neglect ചെയ്യുന്ന ഒരു Phase ഉണ്ടല്ലോ.നമ്മള്‍ പറയുന്നതൊന്നും അവര്‍ക്ക്‌ മനസ്സില്ലാവില്ല എന്നു കരുതുന്ന യൂത്തിന്റെ ഒരു സംഭവമുണ്ടല്ലോ.ആ ഒരു അവസ്ഥ ആയിരുന്നു ഞാന്‍ Institute ലൂടെ പോകുന്ന സമയത്ത്‌.ശരിക്കും Lifeന്റെ ഒരു ഫോര്‍മേഷന്‍ സംഭവമായിരുന്നു അത്‌. ചോ:സാറിന്റെ ഒരു കരിയര്‍ ആരംഭിക്കുന്നത്‌ 1997ല്‍ ആണു.ആ വര്‍ഷമാണു,Private Detective എന്ന ആദ്യ സിനിമ വരുന്നത്‌.പക്ഷേ റസൂല്‍ പൂക്കുട്ടി എന്ന ഒരു Sound Recordist ബോളിവുഡില്‍ ഉണ്ടെന്നു അറിയുന്നത്‌,2004ല്‍ ബ്ലാക്ക്‌ എന്ന സിനിമ വരുമ്പോഴാണു.ആ ഒരു Span Of Time, എന്തായിരുന്നു Experience ഉ:Actually ഞാന്‍ 1995 മുതല്‍ ഫീല്‍ഡിലുണ്ട്‌.ഈ ഒരു മൂവിയുടെ വര്‍ക്ക്‌ ഞാന്‍ 1995ല്‍ ചെയ്തതാണു.അതു സെന്‍സര്‍ ചെയ്തത്‌ 1997ല്‍ ആണെന്നു മാത്രം. ചോ:എങ്ങനെയാണു സ്ലം ഡോഗ്‌ മില്ലെനിയര്‍ എന്ന ചിത്രത്തിലേയ്ക്ക്‌ വരുന്നത്‌. ഉ:ആ സിനിമയുടെ ഇന്ത്യന്‍ ലൈന്‍ പ്രൊഡ്യൂസേഴസാണു എന്നെ ആദ്യം ആ ചിത്രത്തിലേയ്ക്കു വിളിക്കുന്നത്‌.ഞാന്‍ സാവരിയ ചെയ്തു കൊണ്ടിരുന്ന സമയം ആയിരുന്നു അത്‌.ഞാന്‍ അവരൊടൊപ്പം കുറച്ച്‌ Commercials ചെയ്തിട്ടുണ്ടായിരുന്നു. ചോ:പലയിടത്തും വായിച്ചിട്ടുണ്ട്‌,സ്ലം ഡോഗിന്റെ ഷൂട്ട്‌ നടക്കുന്ന സമയത്ത്‌ സെറ്റില്‍ നിന്ന് റസൂല്‍ ഇറങ്ങി പോയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നു.എന്തായിരുന്നു അവിടെ സംഭവിച്ചത്‌? ഉ:നമ്മള്‍ ഒരു പ്രൊഫഷണല്‍ ആയതു കൊണ്ടാണല്ലോ,നമ്മളെ ഒരു പ്രോജക്ടിലേയ്ക്ക്‌ Hire ചെയ്യുന്നത്‌.അപ്പോള്‍ നമ്മള്‍ പറയുന്നതു കേള്‍ക്കാതെ വരുമ്പോള്‍ പിന്നെ ഒരു പ്രൊഫഷണല്‍ ആയി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ ചോ:ആ ഒരു സെറ്റിലെ Experience എങ്ങനെയായിരുന്നു.? ഉ:അതു ശരിക്കും Explain ചെയ്യാന്‍ പറ്റാത്ത ഒന്നാണു.ഡാനി ബോയ്‌ലും അതിന്റെ ക്യാമറാമാനുമൊക്കെ ലോകത്തിലെ അറിയപ്പെടുന്ന ടെക്നീഷ്യന്‍സ്‌ ആണു.അവരോടൊപ്പം വര്‍ക്ക്‌ ചെയ്യാന്‍ പറ്റുക എന്ന വലിയൊരു സംഭവമായി ആണു ഞാന്‍ ആ സിനിമയെ കണ്ടിട്ടുള്ളത്‌.പക്ഷേ അതേ സമയം തന്നെ നമുക്ക്‌ പ്രൊഫഷണല്‍ ഒപ്പീനിയന്‍സ്‌ ഉണ്ട്‌.അതു കൃത്യമായി പാലിക്കപ്പെടണം നമ്മള്‍ അവിടെ വര്‍ക്ക്‌ ചെയ്യുന്ന സമയത്ത്‌. ചോ:സാറിന്റെ ഒരു വര്‍ക്ക്‌ ഓസ്കാറിനു നോമിനേറ്റഡ്‌ ആയി എന്നറിഞ്ഞ ആ ഒരു നിമിഷം എങ്ങനെയായിരുന്നു.? ചോ:ഇനി ചോദിക്കാനുള്ളത്‌,ഓസ്കാര്‍ ഈവില്‍ നടത്തിയ പ്രസംഗത്തെ കുറിച്ചാണു. ഉ:അതു ശരിക്കും ഞാന്‍ മരിച്ച്‌ സ്വര്‍ഗ്ഗത്തില്‍ പോയി തിരിച്ചു വന്നതു പോലെയാണു എനിക്കു തോന്നിയത്‌.. ചോ:ഇന്നു സാറ്‌ ഒരു ഗ്ലോബല്‍ മലയാളിയാണു.ലോകം ഇന്നു താങ്കളെ അറിയും.മനസ്സു കൊണ്ടു റസൂല്‍ ഇന്നു എത്ര മാത്രം ഒരു മലയാളിയാണു? ചോ:സാറിന്റെ ഒരു അനുഭവത്തില്‍,ഒരു മലയാളിയെ എങ്ങനെ വിലയിരുത്തുന്നു.How Do You Evaluate A Malayalee? ചോ:Whats Next?എന്താണു കരിയറിലെ അടുത്ത പ്ലാന്‍? ചോ:സിനിമ സംവിധാനം ചെയ്യുക എന്നൊരു ആഗ്രഹമുണ്ടെന്നു എവിടെയോ വായിച്ചു.എന്നാണു Direction Sound Mixing-Rasool Pookutty എന്ന ഒരു ടൈറ്റില്‍ കാണാന്‍ കഴിയുക.? ഉ:സിനിമാ ഫീല്‍ഡില്‍ ഉള്ള എല്ലാവരുടേയും ആഗ്രഹമാണു ഒരു സിനിമ ചെയ്യുക എന്നത്‌.ഒരു സിനിമ ചെയ്യാന്‍,ഞാന്‍ പ്ലാന്‍ ചെയ്ത പോലെയുള്ള ഒരു സിനിമ ചെയ്യണമെങ്കില്‍ ഇനിയും ഞാന്‍ Mature ആകേണ്ടതുണ്ട്‌.ആ Maturity വന്നു കഴിയുമ്പോള്‍ തീര്‍ച്ചയായും ഒരു സിനിമ ചെയ്യുന്നതായിരിക്കും. ചോ:ഞങ്ങള്‍ക്ക്‌ മലയാളത്തില്‍ സാറിന്റെ പേര്‌ ടൈറ്റില്‍സില്‍ ഉടനെ തന്നെ കാണാന്‍ കഴിയുമോ? ചോ:ഒരു മലയാളിയാണെന്ന ഐഡന്റിറ്റി,എപ്പോഴെങ്കിലും ബോളിവുഡില്‍ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടോ? ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റ ടെക്സ്റ്റ്:ഇന്നലെ. സീൻ 1 ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്ന പ്രിയംവദ കാതരയാണോ ഒരു ചലച്ചിത്ര ഭാഷ്യം റസൂലേ,നിന്‍ കനിവാലേ റസൂല്‍ പൂക്കുട്ടിയുമായി അഭിമ അവൾ എന്റെ ജീവിത ഘടികാരമായിട്ടു ഏകദേശം 3 കൊല്ലം ആകുന്നു. എല്ലാ വിശേഷദിവസങ്ങളിലും എന്നപോലെ അന്നും, ഞാൻ പേനയും പേപ്പറും എടുത്തു ചിതറിയ ആ ചിന്തകളിൽ മുഴുകി. കോരിച്ചൊരിഞ്ഞൊഴിഞ്ഞ മഴയുടെ ചെളിപുതഞ്ഞ ആ നാട്ടുവഴിയിലെ കാലൊച്ചകൾ ഏറെക്കുറെ നിലച്ചിരുന്നു. വർഷങ്ങളോളം പ്രണയിച്ച പെൺകുട്ടിയുടെ മനസ്സ് വായിച്ചെടുക്കാൻ വലിയ സാമർഥ്യമൊന്നും വേണ്ട എന്നും, മനസുതുറക്കാൻ അവൾക്കു മാത്രമേ കഴിയു എന്നുമുള്ള തിരിച്ചറിവായിരുന്നു അവൾ അവസാനം തന്ന കത്ത്, എനിക്കായി കരുതിവെച്ച മറുപടിസന്ദേശം. അതുകൊണ്ട്, മുഖവുരയിൽ പ്രത്യേകം ചേർക്കാറുള്ള മുത്തേ" എന്നുള്ള പ്രേമാഭിവാദനം അന്ന് ഞാൻ വാക്കുകളാൽ തുന്നിച്ചേർത്തില്ല. മനസുകൾ തമ്മിലുള്ള പൊരുത്തത്തിൽ ഈശ്വരനെപോലും അതിശയിപ്പിക്കുമെന്നു ഞങ്ങളുടെ സുഹൃത്തുക്കൾ പോലും പറഞ്ഞിരുന്നതിന്റെ അർത്ഥം എനിക്കറിയാമായിരുന്നു. ഒരുപക്ഷെ ഇപ്പോൾ അവളും ഇതുപോലെ ഒരു പേപ്പറിൽ എനിക്കായി കരുതിവെച്ച, ആ ചിതറിയ ചിന്തകൾക്ക് വാക്കുകളായി പുനർജന്മമേകുകയാവാം. തമ്മിൽ സ്നേഹിക്കാൻ മനസുമാത്രം മതി എന്ന് തങ്ങളിൽ തന്നെ വിശ്വാസം ഉടലെടുത്ത കാലമായിരുന്നതിനാൽ, ആദ്യകാലങ്ങളിൽ ഞങ്ങളെ കൂടുതൽ അറിയുവാൻ സഹായിച്ച ആ സാധാരണ പ്രണയസല്ലാപങ്ങൾ ഞങ്ങൾക്കിടയിൽ അന്യമായ്‌ക്കോണ്ടിരിക്കുകയായിരുന്നു. പതിവിനു വിപരീതമായി പെയ്ത ആ മഴയിൽ, മതിമറന്നു നനഞ്ഞിരുന്നതിനാൽ നേരം ഏറെവൈകിയിട്ടും എന്റെ കുളിയും തേവാരവും അല്പം നീണ്ടുപോയിരുന്നു. മുതിരപ്പുഴയാറിന്റെ തണുത്ത കരങ്ങളിൽ ഒരു കുഞ്ഞിനെപ്പോലെ വെള്ളംതട്ടിക്കളിച്ചു അങ്ങനെ നീണ്ടുപോയ ആ കുളി മാത്രമാണ് എന്റെ ഇന്നത്തെ നിദ്രഭംഗത്തിനും, അവൾക്കുള്ള കത്തിലെ അക്ഷരത്തെറ്റുകൾക്കും ഹേതു. പറയാതെതന്നെ അതവൾക്കുമറിയാം. ഒരിക്കൽ അവൾതന്നെ എന്നോട് ഈ "രാക്കുളി" നിർത്തണമെന്ന് ശാസിക്കുകകൂടി ഉണ്ടായിട്ടുണ്ട്. അന്ന്, പെൺബുദ്ധി പിൻബുദ്ധി എന്നും, പെങ്കോന്തനല്ലാത്ത ഒരു ഭർത്താവിനെയാണ് നിനക്കായ് ഞാൻ കാത്തുവെച്ചിരിക്കുന്നതെന്നും പറഞ്ഞ മറുപടിയെ ഓർത്തു അവളോടൊരു സോറിയിൽ തുടങ്ങി, എന്റെ മനസ്സിലെ സന്ദേശകാവ്യം. അവൾ ജീവിതത്തിൽ വന്നതിൽ പിന്നെ ഇന്നാണെന്നു തോന്നുന്നു ഒരിക്കലെങ്കിലും വീണ്ടും മനസിന് ഇത്രയും ഭാരം അനുഭവപ്പെട്ടത്. എന്റെ പലവിധ കുറവുകളും എന്നിലെ കഴിവുകളാക്കി മാറ്റിയെടുത്തതിൽ അവൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. പക്ഷെ വീണ്ടും കാരണമറിയാത്ത ഒരു പേടി. മനസ്സ് അല്പം ശാന്തമാകുന്നതിനായിട്ടായിരുന്നു ആ മഴയത്രയും ഞാൻ ആവേശപൂർവം നനഞ്ഞതും ,മഴയ്‌ക്കൊടുവിൽ പനി പേടിച്ചു, ആ സായംസന്ധ്യയിൽ കുളിയ്ക്കുവാനായി പുഴയിലേയ്ക്ക് പോയതും. ഒരുപാട് വിസ്തൃതമായി കല്ലുകളാലും പാറകളാലും സമ്പന്നമായ; ആരുടേതുമല്ലാത്ത എന്നാൽ എല്ലാവർക്കും സ്വന്തമായ ആ പുഴ പക്ഷെ അന്നു, എനിക്കായ് മാത്രം ഒഴുകുന്നപോലെ തോന്നിയപ്പോൾ വിസ്തരിച്ചൊരു നീരാട്ടിനുശേഷം കാൽപാദസ്പർശനത്താലും ജലത്തിന്റെ തലോടലാലും മൃദുത്വമാർന്ന ഒരു പാറയിൽ, അമ്മയുടെ മടിയിലെന്നപോലെ, തലചായ്ച്ചു ഒന്നുറങ്ങുകകൂടി ചെയ്തു ഞാൻ. അല്പസമയം കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു, സ്വപ്നമാണോ അതോ ദിവാസ്വപ്നമാണോ എന്നു വേർതിരിച്ചറിയുവാനാവാത്ത അവസ്ഥയിൽ ആയിരുന്ന എന്റെ മനസ്സ് അൽപം അഹങ്കാരം കാട്ടുവാൻ തുടങ്ങി. അതുകൊണ്ടാണല്ലോ ആ നനുത്ത നഗ്നപാദം മണലും ചരലും നിറഞ്ഞ വഴിയിലൂടെ അടുത്തേയ്ക്കു വരുന്നതുപോലെയുന്ന കാലൊച്ചയും, കൂടെ, മൃദുവാർന്ന ശബ്ദത്തിലുള്ള "കിച്ചു" എന്ന വിളിയും കേട്ടു ഞാൻ ഉണർന്നത്. ശാന്തമായി ഉറങ്ങുന്നവനെ ശല്യപെടുത്തുന്നവനെ തൂക്കിലേറ്റാൻ പോലും വിധിക്കാൻ മടിക്കാത്ത എന്നിലെ ന്യായാധിപൻ സടകുടഞ്ഞെണീറ്റപ്പോഴതാ സർവ്വം കാർമേഘമയം. ആകാശത്തു അങ്ങിങ്ങായി തെളിഞ്ഞ നക്ഷത്രങ്ങൾ ഉള്ളതിനാൽ കാഴ്ചയെന്ന കൂടെപ്പിറപ്പിനെ ഞാൻ അവിശ്വസിച്ചില്ല. ചില കൂടെപ്പിറപ്പുകൾ ആവശ്യനേരത്തു കണ്ണടയ്ക്കാറുമുണ്ടല്ലോ. ഒറ്റയ്ക്കായിരുന്നിട്ടു കൂടിയും എന്നിൽ ആദ്യം ഉണർന്ന വികാരം ഭയമായിരുന്നില്ല. അതെനിക്കുറപ്പാണ്. മറിച്ചു, മറ്റേതോ വികാരമാണ് എന്നെ, ശബ്ദം കേട്ട ഭാഗമെന്ന് തോന്നിയ ദിശയിലേക്ക് നടത്തിയത്. അല്പം ആഴകൂടുതൽ ഉണ്ടെന്നു അറിയാമായിരുന്നിട്ടും, എന്റെ സ്ഥിരം കുളിക്കടവിനു അല്പം മുകളിലായ് ഉള്ള ആ കയത്തിന്റെ അരികത്തേയ്ക്ക് നടന്നപ്പോഴും സംശയിക്കത്തക്കതായി ഒന്നും തന്നെ കണ്ടില്ല. ഞാൻ ആരെയെങ്കിലും ആ അസമയത്തു അവിടെ മനസാ പ്രതീക്ഷിച്ചിരുന്നോ എന്ന് ഇന്നും എനിക്ക് നിശ്ചയവുമില്ല. ഇനിയൊരുപക്ഷെ കടിഞ്ഞാണില്ലാത്ത എന്റെ കാടൻ ഭാവനകൾക്കു സ്ഥലകാലബോധംകൂടി നഷ്ടപെട്ടതാവാം. സ്നേഹത്തിന്റെ മാധുര്യത്തോടൊപ്പമേ ഇന്നേവരെ ഞാൻ എന്റെ പേരു എന്നെ വിളച്ചുകേട്ടിട്ടുള്ളു. ഇത് ആ വിളിയല്ല. ഞാൻ കേട്ട വിളിയ്ക്കു അൽപം ഗാംഭീര്യം കൂടുതൽ ഉണ്ടായിരുന്നോ എന്നു തെല്ലൊരു സംശയം മനസ്സിൽ തോന്നിത്തുടങ്ങിയപ്പോഴാണ് രണ്ടാമതും അതേപോലെതന്നെ വീണ്ടും അതേവിളി കേൾക്കുന്നത്. അപ്പോഴേയ്ക്കും നിദ്രാദേവിയുടെ മടിശയ്യ്യ വിട്ടു ഉണർന്നെണീറ്റിരുന്ന എന്റെ മനസ്സ്, അവന്റെ ജോലി തുടങ്ങിയിരുന്നു എന്ന് പെട്ടെന്നുണ്ടായ ചില പേടിയിൽ നിന്ന് ഞാനറിഞ്ഞു. അതുവരെ കേൾക്കാത്ത ചില ശബ്ദങ്ങൾ. ചില പരുങ്ങലുകൾ. സ്ഥിരം പരിചയക്കാരായിരുന്ന രാത്രിപറവകൾക്കുപോലും ഒരു അപരിചിത ഭാവം. എപ്പോഴോ ചോർന്നുപോയ എന്റെ ധൈര്യം ധാരധാരയായ് ,കുളികഴിഞ്ഞുടുത്ത എന്റെ വസ്ത്രങ്ങളെ അതറിയിക്കുന്നില്ല എന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തിക്കൊണ്ടാണ് ഞാൻ ഒരോ കാലടിയും ആ ടോർച്ചുവെളിച്ചത്തിൽ വെച്ചത്. കൈയിൽ ആകെയുള്ള ആയുധമെന്നു പറയാവുന്ന ഏകവസ്തു ,കടൽകടന്നെത്തിയ അകന്ന ആന്റിയുടെ (വക സ്ഥിരം boxലെ അന്നത്തെ വിദേശി bright light ആയതുകൊണ്ട് അല്പം ധൈര്യം ബാക്കി ശേഷിച്ചിരുന്നു. ആവശ്യത്തിലേറെ ബാറ്ററിയും ഉണ്ട്. സാധാരണ, ആ സമയത്തു അവിടെ ആരും അങ്ങനെ വരാറില്ല. വരുന്നവരെങ്കിൽ തന്നെ ഞാൻ അവിടെ കിടക്കുന്നത് അത്ര വേഗം കാണാനും കഴിയില്ല. എങ്കിലും ആറുകടന്നു അക്കരെയ്ക്കു പോകാറുള്ള ചില പഴമക്കാർ ഇന്നും നാട്ടിൽ ഉണ്ടുതാനും. എന്നാൽ അവരും വെളിച്ചമില്ലാതെ ഒരിക്കലും ഇതുവഴി പോയികണ്ടിട്ടില്ല. ഇതിപ്പോ നല്ല ഉറക്കത്തിൽനിന്നു ,അവൾമാത്രം എന്നെ വിളിക്കാറുള്ള ആ പേരും വിളിച്ചു എന്നെ ഉണർത്തിയത് ആരായാലും കണ്ടാൽ ഒന്നു കരണംപൊട്ടുമാറ് പൊട്ടിച്ചിട്ടേ മിണ്ടാവു എന്ന് ആദ്യമേ മനസ്സ് ശാഠ്യം പിടിച്ചിരുന്നു. ആണെങ്കിൽത്തന്നെ ഈ രാത്രിയിൽ ഇവിടെ എന്നെത്തേടി വരാൻമാത്രം ധൈര്യശാലിയൊന്നുമല്ല അവൾ. പിന്നെ. അവളോളം എന്നെ അറിയുന്നതാര് എന്ന ചിന്തയാണ് ആ കയത്തിന്റെ വക്കോളം എന്നെ എത്തിച്ചത്. ഭാവനയെന്ന അശ്വത്തിന്റെ കടിഞ്ഞാൺ കൈവിട്ടുപോയതാണോയെന്ന് തെല്ലൊന്നു പേടിച്ച സമയത്താണ് വീണ്ടും ആ ശബ്ദവു, കോടമഞ്ഞു പോലെ വെളുത്ത, അവ്യക്തമായ ഒരു രൂപവും കണ്ണിൽ തടഞ്ഞത്. അത് ജലോപരിതലത്തിലൂടെ അടുത്തേയ്ക്ക് വരുന്നതുപോലെയാണ് ആദ്യം തോന്നിയത്. പക്ഷെ, ആളെ മനസ്സിലാക്കുന്നതിനു മുൻപ് അതെവിടെയോ മാഞ്ഞു. എന്തൊക്കെ സംഭവിച്ചാലും പേടിക്കില്ല എന്ന് അഹങ്കരിച്ചിരുന്ന എന്റെ മനസിനെ നാണിപ്പിച്ചുകൊണ്ട് എന്റെ കാലുകൾ ശരവേഗത്തിൽ തിരിഞ്ഞു പാഞ്ഞുതുടങ്ങിയിരുന്നു കാലിന്റെ ധ്രുതഗതിയെ കുറയ്ക്കാനെന്നവണ്ണം ഭാരമായ് കൂട്ടികിട്ടിയ എന്റെ ശരീരത്തെ വഴിയോടുചേർന്നു വളർന്നുനിന്ന കൊങ്ങിണി മുള്ളുകളിലുരച്ചും, കല്ലുകൾപാകിയ ആ വഴിയിലെ കൂർത്തകല്ലുകളിൽ, ഒരു ചെരുപ്പ് നഷ്ടപ്പെടുത്തിയതിന്റെ പരിഹാരമെന്നോണം നിണമണിഞ്ഞ പാദമുദ്ര പതിപ്പിച്ചും എന്റെ മനസിന്റെ കടിഞ്ഞാൺ വിട്ടു പാദങ്ങൾ പ്രയാണം തുടർന്നു. ആകെ നനഞ്ഞു മൃദുവാർന്നിരുന്ന കാലുകളിലെയും കൊങ്ങിണിച്ചെടികൾ ചിത്രപ്പണിനടത്തിയ കൈകളിലെ, അവർണ്ണനീയവും അതിന്യുതനവുമായ Master pièce നെ കുറിച്ചുള്ള വിവരണങ്ങളും അതിന്റെകൂടെ അല്പം കളരിമർമവീരങ്കി പുരാണവുമായിരുന്നു അവൾക്കുള്ള എന്റെ കത്തിലെ കഥാതന്തു പേടിയെന്ന വില്ലനെ കാലയവനികയിൽ കുഴിച്ചുമൂടാൻ കഥാകൃത്തിനു സ്വാതന്ത്ര്യം നൽകിയ എഴുത്തച്ഛനും പേരോർമിക്കാത്ത ഗുരു കാരണവന്മാർക്കുമുള്ള നന്ദി എന്റെ ഒരു ചിരിയിൽ ഒതുങ്ങി) എന്നാൽ പിറ്റേന്ന് രാവിലെ ബാക്കിയുള്ളവർക്ക് അപ്പോൾ ഉച്ചസമയം ആയെന്നിരിക്കിലും) ഞാൻ എഴുന്നേറ്റത് അശുഭകരമായ ഒരു വാർത്തയും കേട്ടുകൊണ്ടാണ്. "അജ്ഞാത ശരീരം പുഴയിൽ, അഴുകിയ നിലയില്‍." 2 ദിവസം പഴക്കം കണക്കാക്കപ്പെടുന്ന, യുവതിയുടേതെന്നു സംശയിക്കുന്ന ശരീരം, പ്രദേശവാസികള്‍ കണ്ടെത്തി. സ്ഥലം എനിക്ക് അറിയാവുന്നതുതന്നെ. ഞാൻ പോയി കണ്ട കയത്തിനു മുകളിലായി 200 മീറ്റർ മാറിയുള്ള മറ്റൊരു കയം. ആത്മഹത്യയെന്ന്‌ ഉറപ്പാണെന്നും കൂടി അറിഞ്ഞപ്പോൾ ആകെ മരവിച്ചു പോയി എന്റെ മനസ്സ്. അപ്പോൾ ഞാൻ കുളിച്ച വെള്ളത്തിൽ. വെള്ളം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരുപക്ഷെ ചീഞ്ഞുതുടങ്ങിയിരുന്ന ആ ശരീരാവശിഷ്ടങ്ങളോടൊപ്പമാവാം ഞാൻ മുങ്ങാംകുഴിയിട്ടു രസിച്ചതു. അറിയാതെയെങ്കിലും ഞാനറിഞ്ഞ ആ മരണത്തിന്റെ സ്പർശനമാവാം എന്നെ വീണ്ടും വിളിച്ചുണർത്തി അതിലേയ്ക്ക് ആകർഷിച്ചതു. അരൂപിയായ എന്തോ ഒന്നു എന്നോട് സംസാരിക്കാൻ വേണ്ടി ശ്രമിച്ച ആ ശ്രമമാവാം എന്റെ മനസ്സ് എന്നെ ഉണർത്തിയപ്പോൾ ഇല്ലാതാക്കിയത്. ഞാൻ കണ്ട കോടമഞ്ഞിനും ആ ഗന്ധം ഉണ്ടാവാം. കാലചക്രമിത്രവട്ടം ഋതുക്കൾ മാറ്റി കുളിരണിയിച്ചിട്ടും, മനസണിഞ്ഞ ആ മടുപ്പിക്കുന്ന അനുഭവത്തെപ്രതി ഞാൻ പിന്നീട് ഒരിക്കലും ആ പുഴയെ പുണർന്നിട്ടില്ല. ചില മുറിവുകൾ ഉണങ്ങിയാലും മായില്ല. മായയായ് മറഞ്ഞാലും, മറവിയുടെ താളുകളിൽ നിന്നു അവയുടെ മുദ്രകൾ മറയില്ല. പ്രേതം ഉണ്ടോ ഇല്ലയോ പ്രേതം ഉണ്ടോ ഇല്ലയോ നായ കുര നിർത്താത്തതിനാൽ ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു കറുത്ത കൈ നായയെ തൊടുന്നു. നായ കുര നിർത്താത്തതിനാൽ ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു കറുത്ത കൈ നായയെ തൊടുന്നു. ചില മുറിവുകൾ ഉണങ്ങിയാലും മായില്ല. മായയായ് മറഞ്ഞാലും, മറവിയുടെ താളുകളിൽ നിന്നു അവയുടെ മുദ്രകൾ മറയില് ചില മുറിവുകൾ ഉണങ്ങിയാലും മായില്ല. മായയായ് മറഞ്ഞാലും, മറവിയുടെ താളുകളിൽ നിന്നു അ പെട്ടന്നാണവൻ അലറി വിളിച്ചത് തന്റെ കാലുകളെ കെട്ടി വരിഞ്ഞ് ആ വികൃതരൂപത്തിലുള്ള പെൺകുഞ്ഞ് പെട്ടന്നാണവൻ അലറി വിളിച്ചത് തന്റെ കാലുകളെ കെട്ടി വരിഞ്ഞ് ആ വികൃതരൂപത്തിലുള്ള ബ്ലൂ പ്രിൻസസ്സ് -ആ നീലപ്പവിഴത്തെ പത്രക്കാർ വിശേഷിപ്പിച്ചതാണ്. നിഗൂഢതയുടെ ചുരുളുകളിൽ പുകഞ്ഞു നിൽക്കുന ബ്ലൂ പ്രിൻസസ്സ് -ആ നീലപ്പവിഴത്തെ പത്രക്കാർ വിശേഷിപ്പിച്ചതാണ്. നിഗൂഢതയുടെ ചുരുളുക ഹാളിലെ ചുമരിലെ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരു ഭയാനകമായ മുഖത്തിന്റെ പ്രതിബിംബം ഞാൻ കണ്ടു. ഞാൻ പേട ഹാളിലെ ചുമരിലെ കണ്ണാടിയിൽ എന്റെ പിന്നിലായി ഒരു ഭയാനകമായ മുഖത്തിന്റെ പ്രതിബിംബം എല്ലാ രാത്രികളും അവൾ ഭയത്തോടെയാണ് നേരിടുന്നത്. ഭയാനകമായ രൂപങ്ങൾ, ഭയാനകമായ ശബ്ദങ്ങൾ, അസാധാരണമായ സംഭവങ എല്ലാ രാത്രികളും അവൾ ഭയത്തോടെയാണ് നേരിടുന്നത്. ഭയാനകമായ രൂപങ്ങൾ, ഭയാനകമായ ശബ്ദങ് അപ്പോഴാണ് ജനാലയിൽ ഒരു വെളിച്ചം തോന്നിയത്. ജനാലക്കു നേരെയാണ് കിണറു, അവിടെ രണ്ടു പേര് ഇരുന്നു സംസാരിക് അപ്പോഴാണ് ജനാലയിൽ ഒരു വെളിച്ചം തോന്നിയത്. ജനാലക്കു നേരെയാണ് കിണറു, അവിടെ രണ്ടു പ നേരം വളരെ ഇരുട്ടി. നടന്നു നടന്ന് അവർ ചെറു കുന്നിലെത്തി, ദേവൻ സ്വപ്നം കണ്ട അതേ സ്ഥലം… അതേ ഓടിട്ട വീട് നേരം വളരെ ഇരുട്ടി. നടന്നു നടന്ന് അവർ ചെറു കുന്നിലെത്തി, ദേവൻ സ്വപ്നം കണ്ട അതേ സ് ''സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ വല്ല യക്ഷിയോ മാടനോ ആവും സന്ധ്യ നേരത്തു വരുന്ന വാസനകള്‍ പെണ്‍കുട്ടികള്‍ മണത്തൂടാ വല്ല യക്ഷിയോ മാടനോ ആ അന്ന് സനൽ സന്ധ്യയ്ക്കു വീട്ടിലേയ്ക്കു വരും വഴി എന്തോ കാലിൽ കടിച്ചു. പത്തടി നടക്കുമ്പോഴേയ്ക്കു സനൽ വഴ അന്ന് സനൽ സന്ധ്യയ്ക്കു വീട്ടിലേയ്ക്കു വരും വഴി എന്തോ കാലിൽ കടിച്ചു. പത്തടി നടക്ക സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു. സനലിന്റെ അസാന്നിദ്ധ്യം അവളെ മൗനിയാക്കി. അവൾ ഏറെ നേരവും തന്റെ മുറിയിൽ ചിലവഴിച്ചു. പെൺകുട്ടി ജനിച്ച നാൾമുതൽ ആ സർപ്പം അവളെ പിൻ തുടർന്നു. രണ്ടു നാൾ അവളുടെ ആയുസ്സ്. പെൺകുട്ടി ജനിച്ച നാൾമുതൽ ആ സർപ്പം അവളെ പിൻ തുടർന്നു. രണ്ടു നാൾ അവളുടെ ആയുസ്സ്. ഞാൻ വീണ്ടും ചുമച്ചു വീണ്ടും വീണ്ടും അച്ഛനും അപ്പച്ചനും മാറി മാറി നോക്കുന്നു. ഞാൻ വീണ്ടും ചുമച്ചു വീണ്ടും വീണ്ടും അച്ഛനും അപ്പച്ചനും മാറി മാറി നോക് കയ്യിലെ ഫോണിന്റെ വെളിച്ചത്തിൽ ആ പൊന്തക്കാട്ടിലൂടെ അവളെ ലക്ഷ്യമാക്കി രമേശൻ നടന്നു നീങ്ങി കയ്യിലെ ഫോണിന്റെ വെളിച്ചത്തിൽ ആ പൊന്തക്കാട്ടിലൂടെ അവളെ ലക്ഷ്യമാക്കി രമേശൻ നടന്നു "ഡാ, നീ ആ പെൺകുട്ടിയെ എന്താ ചെയ്തേ കൊന്നോ, അതോ കൊണ്ട് പോയി ഒളിപ്പിച്ചോ പോലീസുകാർ മാറി മാറി ചോ ഡാ, നീ ആ പെൺകുട്ടിയെ എന്താ ചെയ്തേ കൊന്നോ, അതോ കൊണ്ട് പോയി ഒളിപ്പിച്ചോ പോ തന്റെ സ്വപ്നങ്ങൾ വിജയകരമായി പൂർത്തീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതിനാൽ, അപകടകരമായ ഈ ദൗത്യം നിറവേറ്റ തന്റെ സ്വപ്നങ്ങൾ വിജയകരമായി പൂർത്തീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതിനാൽ, അപകടകരമ "good spirit, please come" ഇരുവരും നാമം പോലെ ജപിക്കാൻ തുടങ്ങി. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എ good spirit, please come" ഇരുവരും നാമം പോലെ ജപിക്കാൻ തുടങ്ങി. പത്ത് പതിനഞ്ച് മി ഇന്ന് താൻ ഉണർന്നതു എന്നെന്നേക്കുമായുള്ള ഉറക്കം നഷ്ടപെട്ടാണെന്നു അയാൾ‌ മനസ്സിലാക്കി. ഇന്ന് താൻ ഉണർന്നതു എന്നെന്നേക്കുമായുള്ള ഉറക്കം നഷ്ടപെട്ടാണെന്നു അയാൾ‌ മനസ്സിലാക് "ദീപേച്ചി ഇത് എൻ്റെ വീടാണ് ഇനി മുതൽ നമ്മുടെ ങേ ദീപ ആശ്ചര്യത്തോടെ പ്രതീക്ഷിനെ നോക്കി ദീപേച്ചി ഇത് എൻ്റെ വീടാണ് ഇനി മുതൽ നമ്മുടെ ങേ ദീപ ആശ്ചര്യത്തോടെ ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി മലബാർ രാമൻനായർ സ്മാരകപുരസ്കാരം മുരിയാട് മുരളീധരനും അമ്പലപ്പുഴ സുരേഷ് വർമ്മക്കും ഇന്ത്യയിൽ നിന്നും അപൂർവ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം ഡിസംബർ 10ന് തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 425 പേര്‍ക്ക് കൂടി കോവിഡ്,343 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5038 കാട്ടൂർ കാലസദനം വാർഷികാഘോഷത്തോടനുബന്ധിച്ച് കുഞ്ഞുണ്ണി മാഷ് സ്മാരക കവിത പുരസ്‌കാര സമർപ്പണവും, കവിതാസമാഹാരം പ്രകാശനവും, കവിയരങ്ങും സംഘടിപ്പിക്കുന്നു കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടികയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും അസംഘടിത മേഖല തൊഴിലാളി രെജിസ്ട്രേഷൻ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം ചെഗുവേര രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു ജ്യോതിസ്സ് കോളേജിലെ സംരംഭകത്വ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഹാൻഡ് എംബ്രോയ്ഡറി പരിശീലന കളരി നടത്തി തൃശ്ശൂര്‍ ജില്ലയിൽ ബുധനാഴ്ച 425 പേര്‍ക്ക് കൂടി കോവിഡ്,343 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5038 മലബാർ രാമൻനായർ സ്മാരകപുരസ്കാരം മുരിയാട് മുരളീധരനും അമ്പലപ്പുഴ സുരേഷ് വർമ്മക്കും ഇന്ത്യയിൽ നിന്നും അപൂർവ ഇനം കുയിൽ കടന്നലിനെ കണ്ടെത്തി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനം ഡിസംബർ 10ന് കാട്ടൂർ കാലസദനം വാർഷികാഘോഷത്തോടനുബന്ധിച്ച് കുഞ്ഞുണ്ണി മാഷ് സ്മാരക കവിത പുരസ്‌കാര സമർപ്പണവും, കവിതാസമാഹാരം പ്രകാശനവും, കവിയരങ്ങും സംഘടിപ്പിക്കുന്നു അസംഘടിത മേഖല തൊഴിലാളി രെജിസ്ട്രേഷൻ കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു കോവിഡ് മൂലം മാറ്റിവച്ചിരുന്ന 2021 ലെ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 14 ന് കൊടി കയറി ഏപ്രിൽ 24 ന് ആറാട്ടോടെയും 2022 ലെ ഉത്സവം 2022 മേയ് 12 ന് കൊടികയറി 2022 മേയ് 22 ന് ആറാട്ടോടെയും ആഘോഷിക്കും ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ചൊവ്വാഴ്ച 10 കോവിഡ് പോസിറ്റീവുകൾ, 84 പേർ ചികിത്സയിൽ സി.പി.ഐ(എം) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി സ്റ്റേറ്റ് ഹൈവേയിലെ കാന നിർമ്മാണം അശാസ്ത്രീയം, നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ കേന്ദ്ര മാതൃകയിൽ കേരളവും പെട്രോൾ ഡീഡൽ നികുതി കുറക്കുക – ബി.ജെ.പി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു പൊതു മേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ ജനസദസ്സ് സംഘടിപ്പിച്ചു തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച 468 പേര്‍ക്ക് കൂടി കോവിഡ്,464 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4656 കൂടൽമാണിക്യം ക്ഷേത്രത്തിലെ വൃശ്ചികമാസത്തിലെ തിരുവോണ ഊട്ട് ബുധനാഴ്ച ‘എനിക്ക് അത്ര കോണ്‍ഫിഡന്‍സ് ഇല്ല’; നാടോടിക്കാറ്റ് നാലാം ഭാഗത്തേക്കുറിച്ച് സത്യന്‍ അന്തിക്കാട് ഇപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. സത്യന്‍ അന്തിക്കാട് ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പുതിയ ചിത്രമൊരുക്കുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് സംവിധായകന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമെത്തിയിരിക്കുന്നത്. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നെന്ന വാര്‍ത്തകളും പിന്നാലെയെത്തി. സിനിമാലോകത്ത ചര്‍ച്ചകള്‍ക്കും പ്രേക്ഷകരുടെ സംശയങ്ങള്‍ക്കുമിടെ സത്യന്‍ അന്തിക്കാട് റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിക്കുന്നു. താങ്കളും ഇക്‌ബാൽ കുറ്റിപ്പുറവും മോഹൻലാലും ഒന്നിച്ചുള്ള ഒരു സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണല്ലോ. മോഹൻലാലുമായി ഒരു സിനിമ മനസ്സിലുണ്ടോ? ഞാനും ഇക്‌ബാൽ കുറ്റിപ്പുറവും ഒന്നിച്ച് തൃശ്ശുരിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഒരു സ്ക്രിപ്റ്റ് വർക്ക് ചെയ്യുകയായിരുന്നു. സെൻട്രൽ പിക്ചേഴ്സിന് വേണ്ടി ചെയ്യുന്നതാണ്. തൃശ്ശുർ വഴി മോഹൻലാൽ പോയപ്പോൾ എന്നെ കാണാനായി അദ്ദേഹം വന്ന് ഒരു ചായ കുടിച്ചു പോയത് മാത്രമാണ്. ഇപ്പോൾ നമ്മൾ ചെയ്യുന്നത് ഒരു ഫാമിലി സബ്ജക്റ്റ് ആണ്. അതിൽ സൂപ്പർ താരങ്ങളില്ല. അത് കഴിഞ്ഞ വർഷം പ്ലാൻ ചെയ്ത പ്രോജക്റ്റാണ്. ലാൽ എന്നെ വിളിച്ചപ്പോൾ ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ കാണാൻ കയറിയതാണ്. അദ്ദേഹം ഒരു സൗഹൃദ സന്ദർശനത്തിന് എത്തിയതായിരുന്നു. ഫേസ്ബുക്കിലെ ഈ ചിത്രം കണ്ട് നിരവധിപേർ വിളിക്കുന്നുണ്ട്. എന്നാൽ മോഹൻലാലുമായി ഒരു പ്രോജക്റ്റ് ഉണ്ടാകും. ഇപ്പോൾ പക്ഷേ സിനിമയുടെ ഡിസ്കഷന് വേണ്ടിയായിരുന്നില്ല ഈ കൂടിക്കാഴ്ച. ഇപ്പോൾ ഞാനും ഇക്ബാൽ കുറ്റിപ്പുറവും ചേർന്ന് സെൻട്രൽ പിക്ചേഴ്സിന് വേണ്ടി സിനിമ ചെയ്യുകയാണ്. അതിന്റെ കടലാസുപണികളിലാണ് ഞങ്ങൾ ജൂൺ അവസാനത്തോടെ മാത്രമേ അതിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളു. അത് എന്റെ സിനിമകളായ അച്ചുവിന്റെ അമ്മയും വീണ്ടും ചില വീട്ടുകാര്യങ്ങളും പോലെ ഒരു കുടുംബ ചിത്രമായിരിക്കും. അതിന്റെ കാസ്റ്റിങ്ങ് അന്നൗൻസ് ചെയ്യാറായിട്ടില്ല. അതിൽ മോഹൻലാൽ ആയിരിക്കില്ല നായകൻ. മമ്മൂട്ടിയുടെ പ്രോജക്റ്റ് നമ്മൾ ചെയ്യുന്നുണ്ട്. കൊവിഡ് വരുന്നതിന് മുൻപ് മമ്മൂട്ടിയുമായി ഒരു സിനിമ തുടങ്ങാറായതായിരുന്നു. ആ സമയത്താണ് ലോക്ക്ഡൗൺ വന്നതും അങ്ങനെ ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞു ആ പ്രോജക്റ്റ് നമുക്ക് പിന്നെ ചെയ്യാമെന്ന്. മമ്മൂട്ടിയ്ക്ക് നിരവധി പ്രോജക്റ്റുകൾ ഉണ്ട്. അപ്പോൾ മമ്മൂട്ടിയുടെ ഡേറ്റ് ഞാനൊരിക്കലും ബ്ലോക്ക് ചെയ്തു വെക്കുന്നില്ല. ആ പ്രോജക്റ്റ് തൽകാലം മാറ്റിവെച്ചിട്ടു ഇപ്പോൾ മറ്റൊരു പ്രോജക്റ്റ് ചെയ്യുന്നു. മലയാളികൾ ഏറെ ഇഷ്ടപെടുന്ന കഥാപാത്രങ്ങളാണല്ലോ ദാസനും വിജയനും. നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം പ്രതീക്ഷിക്കാമോ ? മോഹൻലാലും ശ്രീനിവാസനും വർഷങ്ങൾക്ക് മുന്നേ തന്നെ നാടോടിക്കാറ്റിന് ഒരു നാലാം ഭാഗം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. അവരുടെ പ്രായത്തിന് പറ്റുന്ന തരത്തിൽ ശ്രീനി പല സ്ക്രിപ്റ്റുകളും ചെയ്തിരുന്നു. നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിൽ എനിക്ക് അത്ര കോൺഫിഡൻസ് ഇല്ല. അതുകൊണ്ടു തന്നെ തൽകാലം അങ്ങനെ ഒരു പ്രോജക്റ്റ് ഉണ്ടാകില്ല. വീഡിയോഗ്രാഫര്‍മാര്‍ വെഡ്ഡിങ്ങ് പ്ലാനേഴ്സ് ഡെക്കറേറ്റേഴ്സ് സ്റ്റൈലിസ്റ്റുകള്‍ ജ്യോതിഷികള്‍ ബൊക്കെകള്‍ ആക്സസറികള്‍ വാടക പന്തല്‍ ബാന്‍ഡ്സ് ഡിജെ കോറിയോഗ്രാഫേഴ്സ് കേറ്ററിങ്ങ് കേക്കുകള്‍ മറ്റുള്ളവ കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. നോട്ടിഫിക്കേഷന് ലഭിയ്ക്കാന് ഈ ബട്ടണ് ക്ലിക്ക് ചെയ്യൂ. ആമസോണ്‍ സെയില്‍ 2021; വിവാഹസമ്മാനങ്ങള്‍ക്ക് 70% വരെ ഓഫറുകള്‍ ആമസോണ്‍ സെയില്‍: പുരുഷന്മാര്‍ക്ക് ആകര്‍ഷകമായ ആഡംബര പെര്‍ഫ്യൂമുകള്‍, 50% വരെ കിഴിവ്! ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: വിന്റര്‍ ഹോം ഫര്‍ണിഷിംഗ് ഓഫറുകള്‍ ആമസോണ്‍ സെയില്‍: ബേബി ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ കിഴിവ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021: ഫര്‍ണിച്ചറുകള്‍ക്ക് 60% വരെ കിഴിവ് ആമസോണ്‍ ഡിസ്‌കൗണ്ട്; ബ്രേസ്ലെറ്റുകള്‍, പാദസരങ്ങള്‍, കമ്മലുകള്‍ വമ്പന്‍ വിലക്കുറവില്‍ ഭാര്യക്കും പെങ്ങള്‍ക്കും സുഹൃത്തിനും എല്ലാം ആഭരണങ്ങള്‍ സമ്മാനം നല്‍കാന്‍ ആണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍, നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് ആമസോണില്‍ ഉണ്ട്. ആമസോണില്‍ ആഭരണങ്ങള്‍ക്ക് 70% വരെ കിഴിവുള്ളതിനാല്‍, നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒന്നിലധികം ആഭരണങ്ങള്‍ വാങ്ങിക്കാവുന്നതാണ്. കൂടാതെ, ഉത്സവകാലത്തും വിവാഹ സീസണിലും, നിങ്ങള്‍ക്ക് ധാരാളം ആഭരണങ്ങള്‍ ആവശ്യമാണ്. അതിനാല്‍, നിങ്ങള്‍ക്ക് ആകര്‍ഷണീയമായ ആഭരണങ്ങള്‍ ഇവിടെയുണ്ട്. നിങ്ങള്‍ വാങ്ങുന്ന വസ്തുക്കള്‍ക്ക് 10% തല്‍ക്ഷണ ഡിസ്‌കൗണ്ട് നേടുക. ആക്‌സിസ്, സിറ്റി ബാങ്ക്, റുപേ കാര്‍ഡുകള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവയില്‍ ഓഫര്‍ നിലനില്‍ക്കുന്നുണ്ട് T&C Applied 1. GIVA 925 സ്റ്റെര്‍ലിംഗ് സില്‍വര്‍ എലിഫന്റ് ചാം നെക്ലേസ് സ്വര്‍ണ്ണ നിറമുള്ള മുകളില്‍ സിര്‍ക്കോണ്‍ കൊണ്ട് അലങ്കരിച്ച ഈ പെന്‍ഡന്റ് അതിശയകരമാണ് എന്നുള്ളതാണ് സത്യം. നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് ഇത് സമ്മാനിക്കാന്‍ സാധിക്കും. കൂടാതെ, GIVA ജ്വല്ലറി കിറ്റിനൊപ്പം മനോഹരമായ GIVA ജ്വല്ലറി ബോക്‌സിലാണ് മാല വരുന്നത്. ഇത് ഒരു ട്രെന്‍ഡി പീസാണ്, പാര്‍ട്ടികള്‍ക്കും മറ്റ് ഒക്കേഷനുകളിലും ഇത് അനുയോജ്യമാണ്. കൂടാതെ, ഈ ആകര്‍ഷകമായ നെക്ലേസ് വമ്പിച്ച ഡിസ്‌കൗണ്ടില്‍ വരുന്നുണ്ട്. 2. ടോട്ടല്‍ ഫാഷന്‍ അഫ്ഗാനി ഡ്രോപ്പ് കമ്മലുകള്‍ ഈ സ്‌റ്റൈലിഷ് സില്‍വര്‍ ഓക്‌സിഡൈസ്ഡ് അഫ്ഗാനി കമ്മലുകള്‍ നിങ്ങളുടെ ഉത്സവ വാര്‍ഡ്രോബിന് ഒരു മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു പുരാതന ഫിനിഷില്‍, ഈ അഫ്ഗാനി ശൈലിയിലുള്ള ഡാംഗ്ലറുകള്‍ അല്ലെങ്കില്‍ ജുംകകള്‍ മിക്കവാറും ഏത് വസ്ത്രവുമായും മികച്ച ജോഡിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഡിസ്‌കൗണ്ടോടെ ഈ കമ്മലുകള്‍ എളുപ്പത്തില്‍ താങ്ങാനാകുന്നതാണ്. 3. പിയോറ ഗോള്‍ഡ് പ്ലേറ്റ് ചെയ്ത പേള്‍ ഡയമണ്ട് സെറ്റ് നിങ്ങള്‍ക്ക് ഉടന്‍ വിവാഹത്തില്‍ പങ്കെടുക്കുകയും ഒരു ജ്വല്ലറി സെറ്റിനായി തിരയുകയും ചെയ്യുന്നുവെങ്കില്‍, ഈ ഗോള്‍ഡന്‍ നിറമുള്ള ആഭരണ സെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ മിന്നുന്ന സെറ്റില്‍ വിപുലമായ പെന്‍ഡന്റും പച്ച നിറമുള്ള മുത്തുകള്‍ പതിച്ച ലെയറുകളുള്ള ഒരു ചോക്കറും ഉണ്ട്. സെറ്റിന് ഒരു ജോടി കോംപ്ലിമെന്ററി റൗണ്ട് കമ്മലുകളുമുണ്ട്. ഇതിന് ഒരു വലിയ ഓഫുണ്ട്, അതിനാല്‍ ഈ സെറ്റ് അതിന്റെ ഡിസ്‌കൗണ്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇത് വാങ്ങാവുന്നതാണ്. 4. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സെനെം ജ്വല്ലറി സെറ്റ് ഇത് സ്വര്‍ണ്ണ നിറമുള്ള ഒരു അമേരിക്കന്‍ ഡയമണ്ട് സെറ്റാണ്, ഈ സെറ്റില്‍ ഒരു അമേരിക്കന്‍ ഡയമണ്ട് പെന്‍ഡന്റ് സെറ്റ്, ഒരു ജോഡി അമേരിക്കന്‍ ഡയമണ്ട് കമ്മല്‍, വലുതും ചെറുതുമാക്കാവുന്ന മോതിരം, ഒരു അമേരിക്കന്‍ ഡയമണ്ട് അഡ്ജസ്റ്റബിള്‍ ബ്രേസ്ലെറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഈ ആഭരണ സെറ്റ് ഉത്സവത്തിനും വിവാഹത്തിനും മറ്റ് അവസരങ്ങള്‍ക്കും അനുയോജ്യമാണ്. 5. ബെല്ലോഫോക്‌സ്® റെഡ് ഗോള്‍ഡ് പ്ലേറ്റഡ് ക്വിര്‍ക്കി ഡ്രോപ്പ് കമ്മലുകള്‍ ഈ ഡ്രോപ്പ് കമ്മലുകള്‍ എല്ലാവരുടെയും പ്രിയപ്പെട്ടത് അല്ല എന്ന് തോന്നാം. എന്നാല്‍ ഒരു പക്ഷേ ഇത് നിങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ വളരെയധികം അതിശയകരമായി തോന്നാം. നിങ്ങള്‍ക്ക് ഈ ഡ്രോപ്പ് കമ്മലുകള്‍ പാര്‍ട്ടിയിലേക്കോ മറ്റേതെങ്കിലും ആകസ്മിക അവസരങ്ങളിലോ ധരിക്കാം. ഈ കമ്മലുകള്‍ സ്വര്‍ണ നിറം പൂശിയതും വൃത്താകൃതിയിലുള്ളതുമാണ്, കൂടാതെ ഒരു വലിയ സമ്മാനവും നല്‍കാം. 6. യൂബെല്ല സ്‌റ്റൈലിഷ് പെന്‍ഡന്റ് നെക്ലേസ് ഈ ലേയേര്‍ഡ് നെക്ലേസ് സ്‌റ്റൈലിഷ് ആണ്, ഒരു കാഷ്വല്‍ വസ്ത്രത്തിനൊപ്പം മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിക്കല്‍ ഇല്ലാത്തതും ഈയം ഇല്ലാത്തതുമാണ്. നീണ്ടുനില്‍ക്കുന്ന ഫിനിഷിംഗിനായി ഉയര്‍ന്ന നിലവാരമുള്ള പോളിഷ് നെക്ലേസിന് ഉണ്ട്. ഈ സ്‌റ്റൈലിഷ് പെന്‍ഡന്റ് നെക്ലേസ് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാന്‍ മികച്ചതാണ്. 7. യൂബെല്ല ഓക്‌സിഡൈസ്ഡ് സില്‍വര്‍ അഡ്ജസ്റ്റബിള്‍ റിംഗ് വെള്ളിയില്‍ നിര്‍മ്മിച്ച ഈ ഓക്‌സിഡൈസ്ഡ് സില്‍വര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോതിരം സൂക്ഷ്മതയോടെ ചെയ്തതാണ്, അത് എല്ലാ അവസരങ്ങള്‍ക്കും അനുയോജ്യമാണ് എന്ന മാത്രമല്ല ഇത് ആര്‍ക്കും ധരിക്കാവുന്നതാണ്. ഇത് ധരിക്കുന്നത് അലര്‍ജിയല്ലാത്തതും എല്ലാവര്‍ക്കും സുരക്ഷിതവുമാണ്. മോതിരം നിക്കല്‍ ഇല്ലാത്തതും ഈയം ഇല്ലാത്തതും അന്താരാഷ്ട്ര നിലവാരമനുസരിച്ച് ചര്‍മ്മത്തെ മികച്ചതാക്കുന്നതും ആണ്. ഇത് ഉടനേ തന്നെ വാങ്ങിക്കൂ. 9. തിളങ്ങുന്ന ദിവ മള്‍ട്ടി-ലെയര്‍ ചാം ബ്രേസ്ലെറ്റ് നിങ്ങള്‍ ബ്രേസ്ലെറ്റുകള്‍ ഇഷ്ടപ്പെടുന്നയാളാണെങ്കില്‍, ഈ സെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാണ്. 4-ന്റെ സെറ്റ് ആധുനിക ഡിസൈനുകള്‍ മികച്ചതും സ്വര്‍ണ്ണം പൂശുകയും ചെയ്തതാണ്. ഏത് അവസരമായാലും പാര്‍ട്ടിയായാലും കോളേജായാലും നിങ്ങളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങള്‍ക്കും ഒരു ബ്രേസ്ലെറ്റ് മികച്ച പുതുമ നല്‍കുന്നു. ഈ സെറ്റ് കനത്ത കിഴിവോടെ വരുന്നു, അതിനാല്‍, നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. 10. തിളങ്ങുന്ന ദിവാ ഓക്‌സിഡൈസ്ഡ് സില്‍വര്‍ ഫ്‌ലോറല്‍ പാദസരം പാദസരങ്ങള്‍ ഇഷ്ടമാണോ? നിങ്ങള്‍ക്ക് ആകര്‍ഷണീയവും സവിശേഷവുമായ എന്തെങ്കിലും വേണമെങ്കില്‍ ഇത് മികച്ചതാണ്. വെള്ളി പൂശിയ ഈ പാദസരം ഫ്‌ളോറല്‍ ആക്‌സന്റുകള്‍ ഉള്ളതാണ്. അതുവഴി മനോഹരമായ ആഭരണങ്ങള്‍ നിങ്ങളുടെ ശേഖരത്തില്‍ ഉണ്ടാവുന്നു. ഇത് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ് അതിനാല്‍, ഇതില്‍ നിന്ന് ഏത് ആഭരണങ്ങളാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് അത് കമന്റ് സെക്ഷനില്‍ ഞങ്ങളെ അറിയിക്കുക. ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. സോമാലിയൻ കടൽക്കൊള്ളക്കാരെക്കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. കപ്പലുകളെ ആക്രമിച്ച് അതിലെ മുതലും പണവും കവരുക, അല്ലെങ്കിൽ കപ്പലിലെ യാത്രക്കാരെ ബന്ദികളാക്കി കോടികൾ മോചനദ്രവ്യം ആവശ്യപ്പെടുക തുടങ്ങിയവ ജീവിതോപാധിയായി സ്വീകരിച്ചിരിക്കുന്ന സൊമാലിയക്കാർ. സാധാരണ ഇത്തരം സിനിമകളിൽ ബന്ദികളാക്കപ്പെടുന്നവരുടെ നിസ്സഹായാവസ്ഥയും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളും മാത്രമേ പ്രതിപാദിക്കാറുള്ളൂ. പക്ഷേ അതിൽനിന്നും വ്യത്യസ്തമായി കൊള്ളക്കാരുടെ ജീവിതവും അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവരുടെ ദരിദ്ര ചുറ്റുപാടുകളും വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുണ്ട് ഈ സിനിമയിൽ. കപ്പലുകൾ ആക്രമിച്ച് ദശലക്ഷക്കണക്കിന് ഡോളർ നേടിയെങ്കിലും അവരിൽ ഭൂരിഭാഗവും തുടർന്നും ദാരിദ്ര്യത്തിൽ തന്നെ ജീവിക്കുന്നു. കൊള്ള അവരുടെ ജീവിതോപാധി മാത്രമാണ്. അവർക്കതൊരു ക്രൈം ആകുന്നില്ല. റിച്ചാർഡ് ഫിലിപ്പ് ക്യാപറ്റനായ മെസ്‌ക്ക് അലബാമ എന്ന അമേരിക്കൻ ചരക്കുകപ്പലിൽ ഒമാനിലെ സലാലയിൽ നിന്നും കെനിയയിലെ മോംബാസയിലേക്ക് പുറപ്പെടുന്നു. സോമാലിയൻ തീരത്തിനരികിലൂടെ സഞ്ചരിക്കുന്ന കപ്പലിനെ സോമാലിയൻ കടൽക്കൊള്ളക്കാർ പിന്തുടർന്നു പിടികൂടുന്നു. കപ്പലിലെ ജോലിക്കാരെ വിജയകരമായി സംരക്ഷിക്കുന്ന ക്യാപ്റ്റനെ സോമാലിയൻ കൊള്ളസംഘം തട്ടിക്കൊണ്ടുപോകുന്നു. മികച്ച ചിത്രം, മികച്ച സഹനടൻ (ബർഖാദ് അബ്ദി മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച ചിത്രസംയോജനം, മികച്ച ശബ്ദസംയോജനം, മികച്ച ശബ്ദമിശ്രണം എന്നീ വിഭാഗത്തിൽ 6 അക്കാദമി അവാർഡ് നോമിനേഷൻസ് നേടിട്ടുണ്ട്. ഒരുപാട് കാശുണ്ടാക്കിയിട്ട് അമേരിക്കയിൽ പോവണം, കാറ് വാങ്ങണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന മൂസിന്റെ ജീവിതാഭിലാഷങ്ങളിൽ ഒന്ന് എന്തായാലും നടപ്പായി. കപ്പൽ റാഞ്ചിയ കുറ്റത്തിന് യു.എസ്. ഫെഡറൽ കോടതി 2011ൽ മൂസിനെ 33 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇപ്പോഴും അമേരിക്കയിലെ ജയിലിൽ തടവിലാണ് മൂസ്. സാധാരണക്കാരന് ധാരാളം പുതുമകളും സാങ്കേതിക മികവുകളും രൂപഭംഗിയുമൊക്കെയുള്ള കാർ. അതാണ് ടാറ്റ സിക്ക. ടാറ്റയുടെ ജനപ്രിയ കാറായിരുന്ന ഇൻഡിക്കക്കു പകരം പുറത്തിറങ്ങുന്ന സിക്ക അടുത്തവർഷം ജനുവരിയിൽ വിപണിയിൽ എത്തും. സിക്കയുടെ ചിത്രങ്ങൾ ടാറ്റ ഔദ്യോഗികമായി പുറത്ത് വിട്ടു. സെസ്റ്റും ബോൾട്ടും പോലെതന്നെ സ്‌പോർട്ടി രൂപമുള്ള കാറാണ് സിക്കയും. എബിഎസ് ഇബിഡി, ഡ്യുവൽ എയർ ബാഗുകൾ, സ്റ്റിയറിങ്ങിൽ ഓഡിയോ ഫോൺ കൺട്രോൾ, അലോയ് വീലുകൾ, റിയർ പാർക്കിങ് സെൻസർ, റിയർ വൈപ്പർ തുടങ്ങിയ ഫീച്ചറുകൾ പുതിയ മോഡലിൽ ഉണ്ടാകും. പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളിൽ കാർ പുറത്തിറങ്ങും. ഏറെനാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും ഒടുവിൽ ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് കാർ സിക്ക വിപണിയിലെത്തുമ്പോൾ ബ്രാണ്ട് അംബാസിഡറായി എത്തുന്നത് ലോകപ്രശസ്ത ഫുട്‌ബോൾ താരം ലയണൽ മെസ്സിയാണ്. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്‌സും ഓട്ടൊമേറ്റഡ് മാന്വൽ ട്രാൻസ്മിഷനും സിക്കയ്ക്ക് ലഭ്യമാകും. മാരുതി ഓൾട്ടൊ കെ 10, റെനോ ക്വിഡ്, ഹ്യുണ്ടായി ഐ 10, മാരുതി വാഗൺ മോഡലുകളോടാണ് സിക്ക വിപണിയിൽ ഏറ്റുമുട്ടുക. മൂന്ന് നാല് ലക്ഷത്തിന് ഇടയിലായിരിക്കും വിലയെന്നും പറയുന്നു. കൈറ്റ് രഹസ്യപേരിലാണ് സിക്കയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപ്പി, കാർ എന്നീ വാക്കുകളിലെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് സിക്ക എന്ന പേരുണ്ടായത്. ആഡംബരം: ആഡംബര കാറുകൾക്കൊപ്പം ചേർത്തു വയ്ക്കാവുന്ന ഉൾവശമാണ് സിക്കയ്ക്ക്. പ്രീമിയം ഫാബ്രിക് സീറ്റുകൾ മുതൽ പ്ലാസ്റ്റിക് നിലവാരത്തിൽ വരെ ദർശിക്കാനാവുന്നത് ആഡംബരം. പ്രായോഗികതയ്ക്കു മുൻതൂക്കമുണ്ടെന്ന് തെളിയിക്കുമാറ് 22 സ്‌റ്റോറേജ് ഇടങ്ങൾ. 240 ലീറ്റർ ഡീക്കി. ഷോപ്പിങ് ബാഗുകൾ തൂക്കിയിടാൻ ഹുക്കുകൾ എന്നിങ്ങനെ എല്ലാ പ്രായോഗികതയും സിക്കയിൽ നടപ്പാകുന്നു. തിരുവനന്തപുരം മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഗാനങ്ങള്‍ രചിച്ച ബിച്ചുതിരുമല വിടവാങ്ങി.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 1941 ഫെബ്രുവരി 13 നാണ് അദ്ദേഹം ജനിച്ചത്. ബി. ശിവശങ്കരൻ നായർ എന്നാണ് യഥാർത്ഥ പേര്. അച്ഛൻ സി.ജെ. ഭാസ്കരൻ നായർ, മാതാവ് ശാസ്തമംഗലം പഠാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകള്‍ക്കായി ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചിട്ടുള്ള ബിച്ചു തിരുമലയ്ക്ക് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ പ്രിയപ്പെട്ടതായിരുന്നു. പ്രേക്ഷകരെ വല്ലാതെ വീര്‍പ്പുമുട്ടിച്ച ഫാസില്‍ ചിത്രമായിരുന്നു ‘പപ്പയുടെ സ്വന്തം അപ്പൂസ്’. ജാനകിയമ്മയുടെ ശബ്ദത്തില്‍ പുറത്തുവന്ന ‘ഓലത്തുമ്ബത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി ‘ എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ‘ എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്ബം പാടെടീ ‘എന്ന അടുത്തവരി മഷിയില്‍ കണ്ണീര്‍ കലര്‍ത്തിയാണ് ബിച്ചുതിരുമല എഴുതിയത്. അറിവില്ലാ പൈതലായിരിക്കുമ്ബോള്‍ വേര്‍പെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്തമായ ചിത്രമായിരുന്നു ആ ഗാനരചനയില്‍ ഉടനീളം മനസില്‍. ബിച്ചുവിന് അന്ന് പ്രായം നാലുവയസ്. അനുജനെ എണ്ണ പുരട്ടി അമ്മ കുളിപ്പിക്കുന്നത് ഒരുപക്ഷേ മനസില്‍ കയറികൂടിയിട്ടുണ്ടാവാം. ഒരു രാത്രി മുഴുവന്‍ അനുജന്‍ നിര്‍ത്താതെ കരച്ചില്‍. അമ്മ എത്ര ശ്രമിച്ചിട്ടും കരച്ചില്‍ അടക്കാനാവുന്നില്ല. ഒടുവില്‍ എപ്പോഴോ ആ കരച്ചില്‍ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥന്‍ വന്ന് വലിയൊരു വാഴയില വെട്ടി തിണ്ണയില്‍ ഇട്ടു. ആര്‍ക്ക് ചോറു വിളമ്ബാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോള്‍ തോന്നിയ സന്ദേഹം. ഏറെ നാള്‍ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയില്‍ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്. ഇന്നും ആ പാട്ട് നൊമ്ബരമായാണ് മനസില്‍ നില്‍ക്കുന്നത്. ‘മുളയ്ക്കാത്ത വിത്ത് ‘ എന്ന കവിത പിന്നീട് എഴുതിയതും അനുജന്റെ വേര്‍പാട് ആധാരമാക്കിയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് നിയന്ത്രണം ടൗണില്‍ പെണ്‍കുട്ടിയെ തടഞ്ഞുവച്ച്‌ തെരുവ് നായ, അടിക്കാനെത്തിയ നാട്ടുകാര്‍ ഒടുവില്‍ ഹാപ്പിയായി സ്പ്രിംഗ്ളർ ഇടപാടിൽ 200 കോടിയുടെ ഡാറ്റാ കമ്പനിക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നൽകേണ്ട കോഴ്‌സുകളെ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കുന്നു. ചെറിയ ഒരിടവേളക്ക് ശേഷം ഷിബു ചക്രവര്‍ത്തി മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. തിരക്കഥ, ഗാനരചന എന്നീ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഇദ്ദേഹം. മെര്‍ക്കാറ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചിത്രം സംവിധാനം ചെയ്യുന്നത് ശെന്തില്‍ ആണ്. ഷിബു ചക്രവര്‍ത്തി അവസാനമായി സ്‌ക്രിപ്റ്റ് എഴുതിയത് ചുരം എന്ന ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിനായാണ്. അതിന് മുമ്പ മനു അങ്കിള്‍, അഥര്‍വം, സാമ്രാജ്യം തുടങ്ങിയ ഹിറ്റുകള്‍ക്കും തൂലിക ചലിപ്പിച്ചിരുന്നു. Previous Postഡെസ്‌ക് ടോപ് ഐക്കണുകളുടെ ഷാഡോ മാറ്റണോ Windows 7)Next Postതനിച്ചല്ല ഞാന്‍ ഷൂട്ടിംഗ് ആരംഭിച്ചു ആയുധങ്ങളുമായി കാറിൽ നിന്നിറങ്ങിയ ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് റബ്ബർ തോട്ടത്തിലേക്ക് ഓടിയത് രക്ഷപെടാൻ; പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടിയ ശേഷം കാൽപാദം അറുത്തെടുത്തു; കങ്ങഴയിലെ കൊലപാതകത്തിന് പിന്നിലെ ചോര മരവിക്കുന്ന കഥ ഇങ്ങനെ – Media Mangalam ആയുധങ്ങളുമായി കാറിൽ നിന്നിറങ്ങിയ ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് റബ്ബർ തോട്ടത്തിലേക്ക് ഓടിയത് രക്ഷപെടാൻ; പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടിയ ശേഷം കാൽപാദം അറുത്തെടുത്തു; കങ്ങഴയിലെ കൊലപാതകത്തിന് പിന്നിലെ ചോര മരവിക്കുന്ന കഥ ഇങ്ങനെ കോട്ടയം: കങ്ങഴയിൽ യുവാവിനെ കൊലപ്പെടുത്തിയ ജയേഷും സച്ചുവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ്. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കല്‍ തമ്പാന്റെ മകന്‍ മനേഷ് (അപ്പി-32) നെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതികളായ കടയിനിക്കാട് വില്ലന്‍പാറ പുതുപ്പറമ്പില്‍ ജയേഷ് (31 കുമരകം കവണാറ്റിന്‍കര ശരണ്യാലയത്തില്‍ സച്ചു ചന്ദ്രന്‍ (23) എന്നിവര്‍ മണിമല പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് കങ്ങഴ ഇടയപ്പാറ കവലയില്‍ റോഡരികില്‍ മുറിച്ചുമാറ്റിയ നിലയില്‍ കാല്‍പ്പാദം കണ്ടെത്തിയത്. കങ്ങഴ മുണ്ടത്താനത്താണ് യുവാവിനെ മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് വെട്ടിക്കൊന്നശേഷം കാല്‍പ്പാദം മുറിച്ചുമാറ്റി റോഡരികില്‍വെച്ചത്. ജയേഷിനെ ആറുമാസം മുൻപ് കടയിനിക്കാട്ടെ വീട്ടിലെത്തിയ സംഘം ക്രൂരമായി മർദ്ദിക്കുകയും കാലിന് വെട്ടിപരിക്കേൽപിക്കുകയും ചെയ്തിരുന്നു. സംഭവം മനേഷിന്റെ അറിവോടെയാണ് എന്നതാണ് വൈരാഗ്യത്തിലേക്ക് നയിച്ചത്. എന്നാൽ, കേസിൽ മനേഷ് പ്രതിയായിരുന്നില്ല. ഏതാനും നാളുകളായി ഇവർ മനേഷിനെ ആക്രമിക്കാനായി പദ്ധതിയിട്ടിരുന്നു. കഴിഞ്ഞദിവസം ജയേഷും സച്ചുവും മനേഷിനെ തേടി വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ മനേഷ് ചെളിക്കുഴി ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ ഇരുവരും വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി കാറിൽ എത്തുകയായിരുന്നു. കാർ നിർത്തിയശേഷം ആയുധങ്ങളുമായി പുറത്തിറങ്ങിയ ജയേഷിനെയും സച്ചുവിനെയും കണ്ട മനേഷ് പഞ്ചായത്ത് റോഡിൽ നിന്ന് 400 മീറ്ററോളം റബ്ബർതോട്ടത്തിലൂടെ ഓടി.പിന്നാലെ എത്തിയ ഇവർ മനേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ജയേഷ് മനേഷിന്റെ കാൽപാദം വെട്ടിമാറ്റി. മുറിച്ചെടുത്ത കാൽപാദവുമായി ഇടയപ്പാറ കവലയിലെത്തി റോഡരികിൽ ഉപേക്ഷിച്ചശേഷം ഇവർ രക്ഷപെടുകയായിരുന്നു. ജയേഷിന്റെ പേരിൽ പോലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. കഞ്ചാവ് കച്ചവടമടക്കം നിരവധി കേസുകളിൽ ഇരുവരും മുൻപ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മനേഷിന്റെ പേരിലും അടിപിടിയടക്കം നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ജയേഷ് നിരവധി പിടിച്ചുപറിക്കേസിലും ഗുണ്ടാആക്രമണ കേസുകളിലും പ്രതിയാണ്. മണിമല എസ്.ഐ.യും സംഘവും ജയേഷിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ എസ്.ഐ.യുടെ തലയിൽ കൈ വിലങ്ങു കൊണ്ടടിച്ച് പരിക്കേല്പിച്ചിരുന്നു. കറുകച്ചാൽ എസ്.ഐ.ക്കു നേരേയും അക്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഇയാളെ ഗുണ്ടാസംഘം വീട്ടിൽ കയറി വെട്ടി പരിക്കേല്പിച്ചത്. പോലീസ്‌ എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ മണിമല പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. മണിമലസ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കറുകച്ചാൽ പോലീസിനു കൈമാറി. ഐപിഎൽ; രാഹുൽ തകർത്തു; ചെന്നൈ തകർന്നു റഫ്രിജറേറ്റുകൾക്ക് വൻ വിലക്കുറവുമായി ആമസോൺ ഗ്രെയ്റ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ; 6,790 രൂപക്കും കിടിലൻ ഫ്രിഡ്ജ് വാങ്ങാം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക് ഇന്ത്യയിലേക്ക് യുവതി കടത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട്; രാജ്യത്ത് അനധികൃതമായി താമസിച്ചത് രണ്ട് വർഷം; അതിർത്തിയിൽ പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ കോവിഡ് മൂന്നാം തരംഗം അടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളിൽ; രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുമെന്നും പഠന റിപ്പോർട്ട് ട്രോളുകൾ ഏറ്റുവാങ്ങിയ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്നത്… വൈകാരിക ഡയലോഗ്; മരക്കാറിനെ പുകഴ്ത്തി ശ്രീകുമാർ മേനോൻ ഡിസംബറിലെ ഈ തീയതികൾ സൂക്ഷിക്കേണ്ടതാണ്; എട്ട് പേർക്ക് ലഭിക്കാൻ പോകുന്നത് സൂപ്പർ പവർ സ്വയം പ്രഖ്യാപിത ‘ടൈം-ട്രാവലറി’ന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ ‘കട്ടിങ് വേണോ ഷേവിങ് വേണോ? രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ’; സുന്ദരനാകാൻ സലൂണിൽ കയറിയ കുരങ്ങന്റെ വീഡിയോ വൈറൽ ആകുന്നു മലപ്പുറം സ്വദേശിനിയായ മോഡലിനെ റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 27 കാരിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ ട്രോളുകൾ ഏറ്റുവാങ്ങിയ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്നത്… വൈകാരിക ഡയലോഗ്; മരക്കാറിനെ പുകഴ്ത്തി ശ്രീകുമാർ മേനോൻ ഡിസംബറിലെ ഈ തീയതികൾ സൂക്ഷിക്കേണ്ടതാണ്; എട്ട് പേർക്ക് ലഭിക്കാൻ പോകുന്നത് സൂപ്പർ പവർ സ്വയം പ്രഖ്യാപിത ‘ടൈം-ട്രാവലറി’ന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ ‘കട്ടിങ് വേണോ ഷേവിങ് വേണോ? രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ’; സുന്ദരനാകാൻ സലൂണിൽ കയറിയ കുരങ്ങന്റെ വീഡിയോ വൈറൽ ആകുന്നു മലപ്പുറം സ്വദേശിനിയായ മോഡലിനെ റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 27 കാരിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിടരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി ഭുവനേശ്വർ: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്കൊപ്പം വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രിയോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാമ് ഇക്കാര്യം ആവിശ്യപ്പെട്ടിരിക്കുന്നത്.… കോവിഡ് മൂന്നാം തരംഗം അടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളിൽ; രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുമെന്നും പഠന റിപ്പോർട്ട് ട്രോളുകൾ ഏറ്റുവാങ്ങിയ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്നത്… വൈകാരിക ഡയലോഗ്; മരക്കാറിനെ പുകഴ്ത്തി ശ്രീകുമാർ മേനോൻ ഡിസംബറിലെ ഈ തീയതികൾ സൂക്ഷിക്കേണ്ടതാണ്; എട്ട് പേർക്ക് ലഭിക്കാൻ പോകുന്നത് സൂപ്പർ പവർ സ്വയം പ്രഖ്യാപിത ‘ടൈം-ട്രാവലറി’ന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ ‘കട്ടിങ് വേണോ ഷേവിങ് വേണോ? രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ’; സുന്ദരനാകാൻ സലൂണിൽ കയറിയ കുരങ്ങന്റെ വീഡിയോ വൈറൽ ആകുന്നു ഇന്ത്യയിലേക്ക് യുവതി കടത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട്; രാജ്യത്ത് അനധികൃതമായി താമസിച്ചത് രണ്ട് വർഷം; അതിർത്തിയിൽ പിടിയിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ കോവിഡ് മൂന്നാം തരംഗം അടുത്ത വർഷത്തിന്റെ ആദ്യ മാസങ്ങളിൽ; രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുമെന്നും പഠന റിപ്പോർട്ട് ട്രോളുകൾ ഏറ്റുവാങ്ങിയ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്നത്… വൈകാരിക ഡയലോഗ്; മരക്കാറിനെ പുകഴ്ത്തി ശ്രീകുമാർ മേനോൻ ഡിസംബറിലെ ഈ തീയതികൾ സൂക്ഷിക്കേണ്ടതാണ്; എട്ട് പേർക്ക് ലഭിക്കാൻ പോകുന്നത് സൂപ്പർ പവർ സ്വയം പ്രഖ്യാപിത ‘ടൈം-ട്രാവലറി’ന്റെ വിചിത്ര വാദങ്ങൾ ഇങ്ങനെ ‘കട്ടിങ് വേണോ ഷേവിങ് വേണോ? രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ’; സുന്ദരനാകാൻ സലൂണിൽ കയറിയ കുരങ്ങന്റെ വീഡിയോ വൈറൽ ആകുന്നു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾ തന്നെ ഹണിമൂൺ ട്രിപ്പ് എവിടേക്ക് പോകണമെന്ന പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരിക്കും മിക്കവാറും ദമ്പതികൾ ഹണിമൂണിന് പോകുന്നത്. ചുമ്മാ രണ്ടു ദിവസം മുന്നേ പ്ലാൻ ചെയ്തിട്ട് പോകേണ്ട ഒന്നല്ല ഹണിമൂൺ. കൃത്യമായ പ്ലാനിംഗോടെയും മികച്ച പാക്കേജ് എടുക്കുക വഴിയും നിങ്ങളുടെ ഹണിമൂൺ യാത്രകൾ അവിസ്മരണീയമാക്കുവാൻ കഴിയും. ഹണിമൂൺ യാത്രകൾ എങ്ങനെ ചെലവുകുറച്ച് പ്ലാൻ ചെയ്യാം? ഇതിനായി ദമ്പതികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്. ആദ്യം തന്നെ എവിടേക്കാണ് പോകേണ്ടത് എന്ന് രണ്ടുപേരും കൂടി തീരുമാനിക്കുക. നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലം രണ്ടുപേർക്കും ഒരേപോലെ ഇഷ്ടപ്പെട്ടതായിരിക്കണം. ഒരിക്കലും ഒരാളുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം ഹണിമൂൺ പ്ലാൻ ചെയ്യരുത്. ഇന്ത്യയ്ക്ക് പുറത്തേക്കാണ് നിങ്ങൾ പോകുവാൻ തീരുമാനിക്കുന്നതെങ്കിൽ പാസ്സ്പോർട്ടും മറ്റുമെല്ലാം നേരത്തെ തന്നെ എടുത്തു വെക്കണം. പാക്കേജിൽ വിസ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. തായ്ലാൻഡ് പോലുള്ള വിസ ഓൺ അറൈവൽ ലഭ്യമായ സ്ഥലങ്ങളിലേക്കുള്ള പാക്കേജുകൾ എടുക്കുകയാണെങ്കിൽ വിസ ചാർജ്ജ് നിങ്ങൾ തന്നെ എടുക്കേണ്ടി വരും. അതുപോലെ തന്നെ ട്രാവൽ ഏജൻസികൾ തരുന്ന മികച്ച ഹണിമൂൺ പാക്കേജുകൾ ഏതൊക്കെയെന്നു മനസ്സിലാക്കി വെക്കണം. ചില പാക്കേജുകളിൽ വിമാന ടിക്കറ്റ് ഉൾപ്പെടുത്തിയിരിക്കില്ല. അങ്ങനെയുള്ള അവസരത്തിൽ വിമാന ടിക്കറ്റിന്റെ ചാർജ്ജ് മനസ്സിലാക്കിയതിനു ശേഷം ഈ പാക്കേജിന്റെ തുകയും വിമാന ടിക്കറ്റ് ഉൾപ്പെട്ട വേറെ പാക്കേജിന്റെ ചാർജ്ജും കൂടി ഒത്തു നോക്കണം. വിമാന ടിക്കറ്റ് നമ്മൾ ബുക്ക് ചെയ്യുന്നതിലും നല്ലത് സാധാരണയായി ട്രാവൽ ഏജൻസി ബുക്ക് ചെയ്യുന്നതായിരിക്കും. കാരണം അവർക്ക് ടിക്കറ്റ് ബുക്കിംഗിന് ഡിസ്‌കൗണ്ട് ലഭിക്കുകയും തൽഫലമായി നിങ്ങൾക്കും ചാർജ്ജ് കുറച്ച് ടിക്കറ്റ് ലഭിക്കുവാനും ഇടയാകുന്നു. സ്വന്തമായി പ്ലാൻ ചെയ്തു പോകുന്നതിലും നല്ലത് ഒരു ട്രാവൽ ഏജൻസിയുടെ പാക്കേജ് എടുത്ത് പോകുന്നതായിരിക്കും. ഇതിലൂടെ നിങ്ങൾക്ക് കുറച്ചുകൂടി സുരക്ഷിതത്വം ഉറപ്പാക്കാം. എല്ലാ ട്രാവൽ ഏജൻസികളും പാക്കേജുകൾക്ക് ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അത്തരത്തിൽ ഓഫറുകൾ ലഭിക്കുന്ന പാക്കേജുകൾ നോക്കി തിരഞ്ഞെടുക്കുക. പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവയിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ ഉൾപ്പെട്ടിട്ടില്ലായെന്നും മനസ്സിലാക്കിയിരിക്കണം. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാം നേരത്തെ തന്നെ ട്രാവൽ ഏജൻസിക്കാരോട് ചോദിച്ചു മനസ്സിലാക്കണം. അതോടൊപ്പം തന്നെ നമ്മൾ ഒരിക്കലും ഒഴിവാക്കി കളയുവാൻ പാടില്ലാത്ത ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. വിദേശ രാജ്യങ്ങളിൽ പോകുന്നവർ നിർബന്ധമായും ഇത് എടുത്തിരിക്കണം. പാക്കേജിനൊപ്പം ഇൻഷുറൻസ് കൂടി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ട്രാവൽ ഏജൻസിയോട് തിരക്കിയാൽ മതിയാകും. ഇല്ലെങ്കിൽ അവർ തന്നെ നിങ്ങൾക്ക് ഇൻഷുറൻസ് തരപ്പെടുത്തി തരും. ചെലവ് ചുരുക്കുവാനുള്ള മറ്റൊരു വഴി കൂടിയുണ്ട്. ഗ്രൂപ്പ് ആയുള്ള ഹണിമൂൺ പാക്കേജുകൾ ബുക്ക് ചെയ്യുക എന്നതാണ് അത്. അതായത് നിങ്ങളെപ്പോലെ തന്നെ ഹണിമൂണിനായി വരുന്ന ഒരു കൂട്ടം ദമ്പതിമാരുടെ കൂടെയുള്ള ട്രിപ്പ്. സമാന ചിന്താഗതിക്കാരായിരിക്കും മിക്കവാറും നിങ്ങളുടെയൊപ്പം ടൂറിൽ ഉണ്ടായിരിക്കുക. അതുവഴി നിങ്ങൾക്ക് നിങ്ങളുടേതായ സ്വകാര്യത ലഭിക്കുകയും അല്ലാത്ത സമയങ്ങളിൽ മറ്റുള്ളവരുമായി ഒന്നിച്ച് അടിച്ചുപൊളിക്കുവാൻ സാധിക്കുകയും ചെയ്യും. ഇത്തരത്തിൽ ഗ്രൂപ്പ് ഹണിമൂൺ പാക്കേജുകളെക്കുറിച്ച് ട്രാവൽ ഏജസിയോട് തന്നെ തിരക്കുക. അല്ലെങ്കിൽ ഗ്രൂപ്പ് ഹണിമൂൺ പാക്കേജുകൾ ചെയ്യുന്ന ട്രാവൽ എജൻസിയെ ബന്ധപ്പെടുക. എന്തൊക്കെയായാലും ഹണിമൂൺ പോകുന്നതിനു ചുരുങ്ങിയത് ഒരു മാസം മുൻപെങ്കിലും നിങ്ങൾ പാക്കേജ് ബുക്ക് ചെയ്തിരിക്കണം. ഇനി പോകേണ്ട ദിവസം തീരുമാനിക്കാം. നിങ്ങൾ പോകുന്ന സമയവും പോകുന്ന സ്ഥലത്തിന്റെ അപ്പോഴത്തെ അവസ്ഥയും മനസ്സിലാക്കി വേണം യാത്രാ ദിവസം തീരുമാനിക്കേണ്ടത്. പോകുന്ന സ്ഥലത്ത് നല്ല തിരക്കുള്ള സമയമാണെങ്കിൽ (season time) ഹണിമൂൺ യാത്രികർക്ക് അത് വളരെ ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. ഇതുമൂലം നിങ്ങൾക്ക് സ്വകാര്യത ഉറപ്പു വരുത്തുവാൻ സാധിക്കാതെ വരും. ഈ കാര്യത്തിലും നിങ്ങളെ ട്രാവൽ ഏജൻസികൾ സഹായിക്കും. അതല്ലെങ്കിൽ ആ സ്ഥലത്തെക്കുറിച്ച് അറിയാവുന്ന ആളുകളോട് തിരക്കിയാൽ മതിയാകും. അതുപോലെ തന്നെയാണ് പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയും. പൊരിഞ്ഞ ചൂട് സമയത്ത് ഹണിമൂൺ എന്നും പറഞ്ഞു അവിടേക്ക് ചെന്നിട്ടു കാര്യമുണ്ടോ? ഹണിമൂൺ യാത്രകൾക്ക് എപ്പോഴും ഉത്തമം മൺസൂൺ അല്ലെങ്കിൽ വിന്റർ സീസൺ ആയിരിക്കും. താമസവും യാത്രാച്ചെലവും (വിസ, ഫ്‌ളൈറ്റ് ടിക്കറ്റുകൾ, മറ്റു ട്രാൻസ്‌പോർട്ടേഷൻ) ബ്രേക്ക്ഫാസ്റ്റും ഗൈഡും ഒക്കെയായിരിക്കും പൊതുവായി ട്രാവൽ ഏജൻസികൾ നമുക്ക് തരുന്ന സേവനങ്ങൾ. ബാക്കിഎല്ലാം നമ്മൾ സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു ചെലവാക്കേണ്ടി വരും. ഉദാഹരണത്തിന് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്തെങ്കിലും ആകിറ്റിവിറ്റികൾ നിങ്ങൾക്ക് ചെയ്യണം എന്നു തോന്നുകയാണെങ്കിൽ അതിന്റെ ചിലവ് നിങ്ങൾ തന്നെ വഹിക്കേണ്ടി വരും. മറ്റു സമയത്തെ ഭക്ഷണവും ഷോപ്പിംഗും ഒക്കെ ഇതിൽപ്പെടും. ഇത്തരത്തിലുള്ള ചെലവുകൾ കുറയ്ക്കുവാനായി ആ ടൂറിസ്റ്റു കേന്ദ്രത്തിലെ ഓഫ് സീസൺ സമയത്ത് പോകുകയാണെങ്കിൽ സാധിക്കും. ചെലവ് കുറയ്ക്കുവാനായി ഓഫ് സീസൺ വരെ നിങ്ങളുടെ ഹണിമൂൺ മാറ്റിവെക്കണം എന്നല്ല പറഞ്ഞു വരുന്നത് കേട്ടോ. ഇതെല്ലാം നിങ്ങൾക്കായുള്ള ടിപ്സ് മാത്രമാണ്. തീരുമാനം ഇപ്പോഴും നിങ്ങളുടേതു തന്നെയായിരിക്കും. ഇനി ഇതുപോലെ പാക്കേജുകൾ എടുത്ത് യാത്ര പോകുവാൻ ഇഷ്ടമില്ലാത്തവർക്ക് സ്വന്തമായി ഹണിമൂൺ യാത്രകൾ പ്ലാൻ ചെയ്യാവുന്നതാണ്. ഇത്തരത്തിൽ പ്ലാൻ ചെയ്യുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ സാമ്പത്തികമായി ലാഭമുണ്ടായിരിക്കുമെങ്കിലും ഉത്തരവാദിത്തങ്ങൾ കൂടും എന്നൊരു നെഗറ്റിവ് പോയിന്റ് കൂടിയുണ്ട്. അതുകൊണ്ട് ഞങ്ങളുടെ അഭിപ്രായത്തിൽ യാതൊരു ടെൻഷനും കൂടാതെ ഹണിമൂൺ യാത്ര പോയി വരുന്നതിന് ഏറ്റവും അനുയോജ്യമായത് ഒരു ട്രാവൽ ഏജൻസിയുടെ പാക്കേജ് എടുത്ത് പോകുന്നതായിരിക്കും. അപ്പോൾ ഹണിമൂൺ പ്ലാൻ ചെയ്തു തുടങ്ങിക്കോളൂ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു… ഹണിമൂൺ ട്രിപ്പ്‌ ചെലവ് കുറച്ചു ചെയ്യാൻ ഒരു മാർഗം ഉണ്ട് ആരെങ്കിലും ഒരാൾതന്നെ ഹണിമൂണിന് പോകുക അപ്പോൾ പകുതി പൈസ ലാഭം മുഴുവൻ പൈസ ലാഭിക്കാൻഉം ഒരുമാർഗം ഉണ്ട് ഹണിമൂണിന് പോകാതിരിക്കുക …ബെസ്റ്റ് ഓഫ് ലക്ക് 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച് കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്… പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’ പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും… ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ… പഴനിയിൽ പോകുമ്പോൾ പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആദ്യമായി പഴനിയിലേക്ക് വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…. പഴനിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. ഒരിക്കലെങ്കിലും ഇവിടെ വന്നു ദര്‍ശനം നടത്തണം എന്ന് തോന്നിയിട്ടുണ്ടോ? കൂട്ടിനു മുന്‍പരിചയം ഉള്ളവര്‍ ഇല്ലയെന്ന കാരണത്താല്‍ നിങ്ങളുടെ പഴനിയാത്ര മുടങ്ങരുത്. അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണീ പോസ്റ്റ്‌. അതുപോലെതന്നെ ഇവിടെ ആദ്യമായി… ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ.. ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ… കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും… കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു…. കരുനാഗപ്പള്ളി കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. കരുനാഗപ്പള്ളി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ൽ നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി, കുടുംബശ്രീ സംരംഭകരേയും, അംഗീകൃത തെരുവ് കച്ചവടക്കാരെയും സംയുക്തമായി സംഘടിപ്പിച്ചുകൊണ്ട് -രുചിമുകുളങ്ങൾ – എന്ന പേരിൽ ഭക്ഷ്യമേള 2021 നവംബർ 3,4 തീയതികളിലായി സംഘടിപ്പിക്കുന്നത്. തെരുവ് കച്ചവട ജീവനോപാധി സംരക്ഷണ ചട്ടം 2014 പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിലുള്ള തെരുവ് കച്ചവടക്കാരുടെ ജീവനോപാധിയും മെച്ചപ്പെടുത്തുന്നതിനും, കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതിനും അവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുന്നത്തിന്റെ ഭാഗമായാണ് കന്നേറ്റി ബോട്ട് ടെർമിനലിൽ തെരുവ് ഭക്ഷ്യമേളയും സംഘടി പ്പിക്കുന്നത്. മേളയിൽ വിവിധ തരം ഭക്ഷണങ്ങൾ ബിരിയാണി, ജൂസ്കൾ, വിവിധ തരം പായസങ്ങൾ, നാടൻ ഭക്ഷണങ്ങൾ എന്നിവ ആസ്വദിക്കാനുള്ള അവസരവും കുടുംബശ്രീ വനിതകൾ ഗുണമേന്മയോട് കൂടി നിർമ്മിക്കുന്ന അച്ചാറുകൾ, കറി പൗഡറുകൾ, മറ്റ് പൊടിവർഗ്ഗങ്ങൾ, സ്നാക്സകൾ എന്നിവയും മേളയ്ക്ക് മാറ്റുകൂട്ടുന്നു. നഗരസഭയിലെ വിവിധ കലാപരിപാടികൾ, ശില്പശാലകൾ എന്നിവയും സംഘടിപ്പിക്കുന്നു. ഈ മേളയ്ക്ക് മാറ്റുകൂട്ടുവാൻ കന്നേറ്റി ബോട്ട് ടെർമിനലിൽ മിതമായ നിരക്കിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ബോട്ട് സർവ്വീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 8301926625 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com LIKE, SHARE SUPPORT ! ← കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. → നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു…. അനുശോചന യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ… അവാർഡുദാനം സംഘടിപ്പിച്ചു… കരുനാഗപ്പള്ളിയിലെ ശോചനീയമായ റോഡ്…. വാഴ നട്ട് പ്രതിഷേധിച്ചു…. പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു… ഹൈവേയുടെ നടുക്ക് വലിയ കുഴി…. യാത്രക്കാർ ദുരിതത്തിൽ …. സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്…. മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം…. ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ…. മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ…. സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു…. ഭാരതീയ മനുഷ്യാവകാശ സമിതി കരുനാഗപ്പള്ളിയിൽ യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു… അധ്യാപക ഒഴിവ്…. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…. ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ…. കേരളത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ക്രിക്കറ്റ്‌ ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ…. ബോബി ചെമ്മന്നൂർ ഉദ്ഘാടനം ചെയ്യുന്നു…. 27 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന Thinking through islamophobia എന്ന പുസ്തകം വ്യത്യസ്തങ്ങളായ അക്കാദമിക വ്യവഹാരങ്ങളില്‍ പരന്ന് കിടക്കുന്ന ഇസ്‌ലാമോഫോബിയ എന്ന ആശയത്തെയാണ് പരിശോധിക്കുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സെന്റര്‍ ഓഫ് എത്‌നിസിറ്റി ആന്‍ഡ് റാസിസം സ്റ്റഡീസ് 2008 ല്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിന് വേണ്ടിയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ രചിക്കപ്പെട്ടത്. ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ ഉപയോഗത്തെയും വിശ്വാസ്ത്യതയെയും കുറിച്ച് ലേഖകര്‍ക്ക് അഭിപ്രായവിത്യാസമുണ്ടെങ്കിലും ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ നല്‍കുന്നത് ഇസ്‌ലാമോഫോബിയയുടെ ചരിത്രത്തെയും അതിന്റെ പരിണതിയെയും സങ്കീര്‍ണ്ണതയെയും കുറിച്ച സമഗ്രമായ അവബോധം തന്നെയാണ്. 9/11 ന് ശേഷം സെക്യൂരിറ്റി ലെന്‍സുകളിലൂടെയാണ് മുസ്‌ലിംകള്‍ വീക്ഷിക്കപ്പെട്ടത്. അതുപോലെ ‘ചരിത്രപരമായി പുറത്താക്കപ്പെട്ടവര്‍’ എന്ന ഇമേജാണ് മുസ്‌ലിംകള്‍ അപരമായി പ്രതിനിധാനം ചെയ്യപ്പെട്ട സമൂഹങ്ങളില്‍ അവര്‍ക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം അവരുടെ മേല്‍ സൃഷ്ടിച്ച പരിമിതികളെക്കുറിച്ച ചിത്രം വായനക്കാരന് ഈ പുസ്തകത്തിലെ പഠനങ്ങള്‍ നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്. മുസ്‌ലിം വിരുദ്ധ മുന്‍ധാരണയുടെ രാഷ്ട്രീയത്തെക്കുറിച്ച് എല്ലാ അധ്യായങ്ങളും പൊതുവായി സംസാരിക്കുന്നുണ്ട്. അതിനാല്‍തന്നെ പുസ്തകത്തെക്കുറിച്ച രത്‌നച്ചുരുക്കം വായനക്കാരന് ലഭിക്കുന്നു. ഇസ്‌ലാമോഫോബിയയുടെ സവിശേഷമായ പരിപ്രേക്ഷ്യങ്ങളെ മനസ്സിലാക്കുന്നതിനാവശ്യമായ വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ ലേഖകര്‍ മുമ്പോട്ട് വെക്കുന്നു. അവയില്‍ പ്രധാനമായും മനസ്സിലാക്കേണ്ടതാണ് വംശീയവല്‍ക്കരണം (മീര്‍&മദൂദ് സാംസ്‌കാരിക വംശീയത (മീര്‍&മദൂദ് ലിംഗപരമായ അടിച്ചമര്‍ത്തല്‍ (ബാനോ മുസ്‌ലിം സാന്നിധ്യത്തിന്റെ പ്രശ്‌നവല്‍ക്കരണം (സല്‍മാന്‍ സയ്യിദ് സൂക്ഷ്മമായ അസന്തുലിതത്വങ്ങള്‍ (ഖാന്‍ നിക്ഷ്പക്ഷമായ ഇമേജുകള്‍ (ടൈറര്‍ മുസ്‌ലിം സമുദായവുമായുള്ള സ്‌റ്റേറ്റിന്റെ ഡയലോഗ് (ബിര്‍ട്ട് മുസ്‌ലിം ഭീഷണിയെ മനസ്സിലാക്കല്‍ (ഹാസിമി മോറല്‍ ഭീതി (സെഡന്‍) തുടങ്ങിയവ. ഹിജാബിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ നെതര്‍ലാന്റിലെ മുസ്‌ലിം സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റത്തെ ഭയപ്പാടോടെ കാണുന്നവര്‍ ഓര്‍മിപ്പിക്കുന്നത് പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ അര്‍ജ്ജുന്‍ അപ്പാദുരെയുടെ ചെറുതുകളോടുള്ള ഭയം എന്ന ആശയമാണ്. വിശദമായി അദ്ദേഹം അതെഴുതുന്നുണ്ട്. ഇസ്‌ലാമോഫോബിയയെ ആഗോളീകരിക്കുന്നതില്‍ നിയോകണ്‍സര്‍വേറ്റീവ് ആഖ്യാനങ്ങളുടെ ഇംപാക്ടിനെക്കുറിച്ച് ഹാശിമി വിശദീകരിക്കുന്നുണ്ട്. അത്‌പോലെ റഷ്യ, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലെ ഇസ്‌ലാമോഫോബിയയുടെ സവിശേഷമായ ചരിത്രപശ്ത്താലത്തെക്കുറിച്ച ചെറിയ വിവരണവും പുസ്തകത്തിലുണ്ട്. ഈ പുസ്തകം നല്‍കുന്ന അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ ഭയത്തോടെ നോക്കിക്കാണുന്ന സ്‌റ്റേറ്റിന്റെ അധികാരത്തിന് സ്വന്തത്തെ പണയം വെച്ച രാഷ്ട്രീയ നേതാക്കന്‍മാര്‍ മതവിഭാഗക്കാരും കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട നയങ്ങളില്‍ പുനരാലോചന നടത്തുമെന്ന് പ്രതീക്ഷിക്കാം. സല്‍മാന്‍ സയ്യിദും അബ്ദുല്‍ കരീം വകീലും ചേര്‍ന്ന് എഡിറ്റ് ചെയ്ത 319 പേജുകളുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ C Hurst Publishers ആണ്. ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […] കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […] നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […] ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഞാന്‍ സാധാരണ കൊമേഡിയനായ ബില്‍ മാഹറിന്റെ പരിപാടികളൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച അയാളുടെ Real Time എന്ന പരിപാടി വീക്ഷിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒരിക്കല്‍ കൂടി യുക്തിയുടെ പക്ഷത്ത് നിന്ന് ഇസ്‌ലാം എന്ന ‘പ്രശ്‌ന’ത്തോട് സംവദിക്കുകയായിരുന്നു അയാള്‍. യുക്തിവാദിയായ എഴുത്തുകാരന്‍ സാം ഹാരിസ്സ്, RNC യുടെ മുന്‍ ചെയര്‍മാന്‍ മൈക്കല്‍ സ്റ്റീല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ്, ഓസ്‌കാര്‍ നേടിയ ആര്‍ഗോ എന്ന സിനിമയുടെ സംവിധായകനായ ബെന്‍ അഫ്‌ലെക്ക് എന്നിവരായിരുന്നു ആ പരിപാടിയിലുണ്ടായിരുന്നത്. ഇസ്‌ലാം എന്ന […] ട്രെയിനിൽ മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ കൊല്ലം: മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും ട്രെയിനിൽ വച്ച് ആക്രമണം. ഇന്നലെ വൈകിട്ടു മലബാർ എക്സ്പ്രസിൽ വച്ചാണ് ആക്രമണം നടന്നത്. രണ്ട് യുവാക്കൾ പൊലീസ് പിടിൽ. കോഴിക്കോട് സ്വദേശികളായ… ഛത്തീസ്ഗഡ് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം ന്യൂഡൽഹി ഛത്തീസ്ഗഡിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനില്ലുണ്ടായ സ്‌ഫോടനത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക്‌ പോകുന്ന… റെയിൽവേ സ്റ്റേഷനിൽ കുഴൽപ്പണം; 21 ലക്ഷം രൂപയുമായി മുംബൈ സ്വദേശി പിടിയിൽ പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽ വേ സ്റ്റേഷനിൽ 21 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. മുംബൈ സ്വദേശി പാണ്ടുരംഗ് ആണ് പിടിയിലായത്. യശ്വന്ത്പൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്… റെയിൽവേ സ്‌റ്റേഷനിലെ തുപ്പൽക്കറ വൃത്തിയാക്കാൻ ചെലവഴിക്കുന്നത് കോടികൾ; യാത്രക്കാർക്ക് തുപ്പൽ പാത്രങ്ങൾ നൽകാൻ ഒരുങ്ങി റെയിൽവേ ന്യൂഡൽഹി: പൊതു സ്ഥലത്ത് തുപ്പരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അധികം ആരും തന്നെ അത് പാലിക്കാറില്ല. പാൻ മസാലയും വെറ്റിലയും തിന്ന് പുറത്തേയ്‌ക്ക് തുപ്പുന്നത് യാത്രക്കാരുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്.… പാസഞ്ചര്‍ ട്രെയിനുകളുടെ സർവ്വീസ് പുനരാരംഭിക്കുന്നു; പ്രഖ്യാപനവുമായി മന്ത്രി വി അബ്ദുറഹിമാൻ തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്ത ആഴ്ച്ച മുതൽ സർവീസ് ആരംഭിക്കും. കാലങ്ങളായുള്ള യാത്രക്കാരുടെ ആവശ്യവുമായിരുന്നു പാസ്സന്ജർ ട്രെയിനുകൾ സർവീസ് നടത്തണം എന്നത്.… റഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; തട്ടിയെടുത്തത് ഡൽഹിയിലെ സ്വകാര്യസ്ഥാപനം; നാട്ടിലേക്ക് പോകാനാകാതെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി മലയാളി ന്യൂഡൽഹി: റഷ്യയിൽ ജോലിയിൽ വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. ആലപ്പുഴ സ്വദേശി ബിജുമോൻ എന്ന റാഫിയില്‍ നിന്ന് ദില്ലിയുള്ള സ്വകാര്യ സ്ഥാപനം രണ്ടര ലക്ഷം രൂപ… ഗതാഗത സംവിധാനങ്ങളൾ പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിനുകളുടെ കാര്യത്തിൽ തീരുമാനമില്ല; നട്ടംതിരിഞ്ഞ് സാധാരണക്കാർ കൊച്ചി: കോവിഡ് ലോക്ഡൗണിന് ശേഷം എല്ലാ ഗതാഗത സംവിധാനങ്ങളും പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിനുകളുടെ കാര്യത്തിൽ മാത്രം തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. റെയിൽവെയുമായി ബന്ധപ്പട്ട് സാധാരണക്കാരും നിത്യ യാത്രക്കാരും… ശാസ്താംകോട്ട: കാട് മൂടി കിടന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ്റെ രണ്ട് പ്ലാറ്റ്ഫോമുകളും വൃത്തിയാക്കി.ഇന്നലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പ്ലാറ്റ്ഫോം വൃത്തിയാക്കിയത്. സ്‌റ്റേഷൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്… കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരിലുള്ള മുസ്ലീം പള്ളി; പുലാമന്തോളിലെ ഇഎംഎസ് പള്ളി പറയുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തിയുടെ ചരിത്രം; വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരില്‍ ഇടതു സര്‍ക്കാരിനെതിരെ വാളെടുക്കുന്നവര്‍ ഇതുംകൂടി അറിയുക തൃശൂർ മണ്ണുത്തിയിൽ 21കാരനെ കാപ്പ ചുമത്തി നാടുകടത്തി; നടപടി കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ പേരിലുള്ള മുസ്ലീം പള്ളി; പുലാമന്തോളിലെ ഇഎംഎസ് പള്ളി പറയുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തിയുടെ ചരിത്രം; വഖഫ് ബോര്‍ഡ് നിയമനത്തിന്‍റെ പേരില്‍ ഇടതു സര്‍ക്കാരിനെതിരെ വാളെടുക്കുന്നവര്‍ ഇതുംകൂടി അറിയുക ‘ഒമിക്രോണ്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി; നേരിടാൻ സംസ്ഥാനം സജ്ജം’; ആരോഗ്യമന്ത്രി ഡാം സുരക്ഷാ ബില്ലിന് രാജ്യസഭയിൽ അംഗീകാരം; അണക്കെട്ടുകളുടെ സുരക്ഷയ്ക്കും പരിപാലനത്തിനും പ്രത്യേക സമിതി റിസർവേഷനിലൂടെ മാത്രം 100 കോടിയിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രം; മരക്കാറിന്‍റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍, പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ പേരും പുറത്ത്; സിനിമ ഇറങ്ങിയ ദിവസം തന്നെ വ്യാജൻ ഇറങ്ങിയതിന്റെ അമ്പരപ്പ് വിട്ട് മാറാതെ അണിയറപ്രവർത്തകരും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരിലുള്ള മുസ്ലീം പള്ളി; പുലാമന്തോളിലെ ഇഎംഎസ് പള്ളി പറയുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തിയുടെ ചരിത്രം; വഖഫ് ബോര്‍ഡ് നിയമനത്തിന്റെ പേരില്‍ ഇടതു സര്‍ക്കാരിനെതിരെ വാളെടുക്കുന്നവര്‍ ഇതുംകൂടി അറിയുക തൃശൂർ മണ്ണുത്തിയിൽ 21കാരനെ കാപ്പ ചുമത്തി നാടുകടത്തി; നടപടി കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ പേരിലുള്ള മുസ്ലീം പള്ളി; പുലാമന്തോളിലെ ഇഎംഎസ് പള്ളി പറയുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഇച്ഛാശക്തിയുടെ ചരിത്രം; വഖഫ് ബോര്‍ഡ് നിയമനത്തിന്‍റെ പേരില്‍ ഇടതു സര്‍ക്കാരിനെതിരെ വാളെടുക്കുന്നവര്‍ ഇതുംകൂടി അറിയുക നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അബുദാബിയുടെ ‘ഈദിയ്യ 2021’ ഈദ് ആഘോഷവും പുതിയ ഭരണ സമിതി പ്രവര്‍ത്തനോദ്ഘാടനവും പത്മശ്രീ ഡോ. എം.എ യൂസുഫ് അലി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഏറെ ആവശ്യമുള്ള ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്നും കോവിഡ്19 പ്രതിസന്ധി മാറിയ ശേഷം പ്രവര്‍ത്തനം ആരംഭിക്കാമെന്നതിനപ്പുറം കോവിഡിനൊപ്പം മതിയായ മുന്‍കരുതലുകളോടെ നാം പ്രവര്‍ത്തന രംഗത്ത് സജീവമാവണമെന്നും യൂസുഫലി ഓര്‍മിപ്പിച്ചു. ഇസ്‌ലാമിക് സെന്ററിന്റെ പ്രാരംഭ ഘട്ടവും പിന്നിട്ട നാള്‍വഴികളും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍ത്തെടുത്തു. ഇസ്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് എം.പി.എം റഷീദ് അധ്യക്ഷ ഭാഷണം നടത്തി. ശൈഖ് സായിദ് മസ്ജിദ് മുഅദ്ദിന്‍ ഹാഫിള് നസീം ബാഖവി ഖിറാഅത്ത് നടത്തി. സുപ്രസിദ്ധ വാഗ്മിയും ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റുമായ സിംസാറുല്‍ ഹഖ് ഹുദവി പെരുന്നാള്‍ സന്ദേശം കൈമാറി. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായിരുന്നു. യുവ സംരംഭകനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ അനുമോദന ഭാഷണം നടത്തി. പ്രമുഖ ഗായകന്‍ നവാസ് പാലേരി ഗാന വിരുന്നൊരുക്കി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ്കുഞ്ഞി, ഷുക്കൂര്‍ അലി കല്ലുങ്ങല്‍ (കെഎംസിസി ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, അബ്ദുറഊഫ് അഹ്‌സനി (അബുദാബി സുന്നി സെന്റര്‍ ജോജോ അംബൂക്കന്‍ (ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ കൃഷ്ണ കുമാര്‍ (കേരള സോഷ്യല്‍ സെന്റര്‍ സലീം ചിറക്കല്‍ (മലയാളി സമാജം) തുടങ്ങിയവരും, ഇസ്‌ലാമിക് സെന്റര്‍ മുന്‍ ഭാരവാഹികളായ ഉസ്താദ് ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി, മൊയ്തു ഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, വി.പി.കെ അബ്ദുള്ള എന്നിവരും ആശംസകള്‍ നേര്‍ന്നു. Previous articleവിപിഎസ് ഗ്രൂപ് തുണയായി; മരിച്ച പ്രവാസിയുടെ കുടുംബത്തിന് ആശ്വാസം Next articleനല്ല വാക്ക് മന:സമാധാനം നല്‍കും പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്ന വിപണിക്ക് പ്രോത്സാഹനവുമായി ലുലു യുഎഇ ദേശീയ ദിനം ഇന്ന്; രാഷ്ട്ര പ്രയാണത്തില്‍ പ്രവാസികള്‍ അവിഭാജ്യ ഘടകം: ശൈഖ് മുഹമ്മദ് കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് കൈത്താങ്ങായി സെവന്‍ ക്യാപിറ്റല്‍സ് യുഎഇ ദേശീയ ദിനം ഇന്ന്; രാഷ്ട്ര പ്രയാണത്തില്‍ പ്രവാസികള്‍ അവിഭാജ്യ ഘടകം: ശൈഖ് മുഹമ്മദ് ജലപ്പരപ്പില്‍ വിസ്മയമൊരുക്കി ദുബൈ മറീനയിലെ ദേശീയ ദിനാഘോഷം ദേശീയ ദിനം: ദുബൈ യാത്രക്കാര്‍ക്ക് എക്‌സ്‌പോ സൗജന്യ ടിക്കറ്റ് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; ദുബൈ കെഎംസിസി ഫ്‌ളൈറ്റില്‍ പോകാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി യുഎഇ കെഎംസിസി; അനുമതി തേടി അപേക്ഷ നല്‍കി തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സൈഫുദ്ദീനും കുടുംബവും മലയാളിയുടെ ഭാഷാപരവും സാംസ്‌ക്കാരികവുമായ വ്യക്തിത്വത്തിനും സ്വത്വബോധത്തിനും നാവുനൽകിയ അനുപമമായ ഇഎംഎസ്സിന്റെ ക്ലാസിക് കൃതി. തിരുവിതാംകൂർ പ്രദേശത്ത് മൂന്നാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച ബാലഗണിതപാഠങ്ങൾ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീമതി റേച്ചൽ തരകൻ ആണ് ഈ ഗണിതപാഠപുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇത് സ്വകാര്യപ്രസാധകരുടെ പാഠപുസ്തകം ആയിരുന്നെന്ന് ഈ പുസ്തകത്തിന്റെ വിവരണത്തിൽ നിന്നു ഊഹിക്കുന്നു. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക. 1952 – ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു് – റേച്ചൽ തരകൻ അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി. താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. പേര്: ബാലഗണിതപാഠങ്ങൾ – മൂന്നാം ക്ലാസ്സിലേക്കു് സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി ലോകസാഹിത്യത്തിലേക്ക് തലകുനിച്ചു കയറാന്‍ പഠിപ്പിച്ച വായനയുടെ ഒറ്റമുറി Writer Ajijesh Pachat Shares his Reading experience ലോകസാഹിത്യത്തിലേക്ക് തലകുനിച്ചു കയറാന്‍ പഠിപ്പിച്ച വായനയുടെ ഒറ്റമുറി. മെഴുകുതിരിവെട്ടമാണ് വായനശാലയുടെ വെളിച്ചം. ഒരു മേശയും മരം കൊണ്ടുണ്ടാക്കിയ രണ്ടുമൂന്ന് കസേരകളും ചെറിയൊരു ബെഞ്ചും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പഴയ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു വായനശാലയില്‍. ബഷീറും വിജയനും തകഴിയും എസ്.കെയുമെല്ലാം അവിടെ നിന്നാണ് കൂടെക്കൂടിയത്. എന്റെ ഗൗരവമുള്ള വായന തുടങ്ങുന്നത് പള്ളിക്കല്‍ യുവജനവായനശാലയില്‍ നിന്നാണെന്ന് പറയാം. കുണ്ടോട്ടിയിലേക്ക് പോകുമ്പോള്‍ പള്ളിക്കലങ്ങാടിയുടെ ഏകദേശം മധ്യഭാഗത്തെത്തുമ്പോള്‍ വലതുവശത്തായി സ്ഥിതി ചെയ്യുന്ന വയസ്സന്‍ കെട്ടിടത്തിന് മുകളിലായിരുന്നു വായനശാല. പുറത്തുകൂടിയുള്ള മരത്തിന്റെ കോണിയാണ് മുകളിലെത്താനുള്ള വഴി. അത് കാലക്രമേണ ഇടിഞ്ഞുപൊളിഞ്ഞു വീണത് ചരിത്രം. യുവജനവായനശാലയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നതിന് മുമ്പ് എനിക്ക് പഞ്ചായത്ത് ലൈബ്രററിയില്‍ അംഗത്വമൊക്കെയുണ്ടായിരുന്നു. പക്ഷേ, പഞ്ചായത്ത് ലൈബ്രററി സാധാരണയായി വൈകുന്നേരങ്ങളില്‍ അടയ്ക്കാറുള്ളതുകൊണ്ട് രാത്രി തുറന്നുവയ്ക്കാറുള്ള യുവജനവായനശാലയുടെ ഒറ്റമുറിയില്‍ വച്ചാണ് ഞാന്‍ എഴുത്തിലെ നമ്മുടെ മഹാരഥന്മാരെയെല്ലാം പരിചയപ്പെടുന്നത്. മെഴുകുതിരിവെട്ടമാണ് വായനശാലയുടെ വെളിച്ചം. ഒരു മേശയും മരം കൊണ്ടുണ്ടാക്കിയ രണ്ടുമൂന്ന് കസേരകളും ചെറിയൊരു ബെഞ്ചും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പഴയ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു വായനശാലയില്‍. ബഷീറും വിജയനും തകഴിയും എസ്.കെയുമെല്ലാം അവിടെ നിന്നാണ് കൂടെക്കൂടിയത്. ചില സമയങ്ങളില്‍ പുസ്തകമെടുത്ത് അവിടെ ഇരുന്ന് തന്നെ വായിച്ചുതീര്‍ക്കും. ഞാന്‍ അവിടെ എത്തുമ്പോള്‍ ഹനീഷാണ് ലൈബ്രേറിയന്‍. മൂപ്പര് ഡാന്‍സ് മാഷാണ്. ക്ലാസ്സ് കഴിഞ്ഞ് വന്ന് വൈകുന്നേരമാണ് തുറക്കുക. പുസ്തകം വൈകുന്നേരം മുതല്‍ രാത്രി വരെ എടുക്കാം. രാത്രിയാകുമ്പോഴേക്കും അവിടേക്ക് പിന്നെയും ആളുകള്‍ എത്തും. ബൈജ്വേട്ടന്‍, ബഷീര്‍ക്ക,ജയരാജേട്ടന്‍, അനീഷ് അങ്ങനെയങ്ങനെ എല്ലാവരേയും സംബന്ധിച്ച് പണി കഴിഞ്ഞ്വീട്ടിലെത്തുന്നതിന് മുമ്പ് കുറച്ചുനേരം ഒത്തുകൂടുന്ന ഇടം കൂടിയാണ് അത്. അതുവരെയുള്ള ടെന്‍ഷനുകളെല്ലാം കാറ്റില്‍ പറത്തുന്ന സമയം. വായിച്ചിട്ടുള്ള കഥകളെപ്പറ്റിയും നോവലിനെപ്പറ്റിയും ചര്‍ച്ച നടക്കും. സാഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഏറെയും. അതിനിടയില്‍ സ്വന്തമായി എഴുതിയത് എന്തെങ്കിലുമുണ്ടെങ്കില്‍ അത് വായിച്ചിട്ടുള്ള ചര്‍ച്ചയുമുണ്ടാകും. എഴുതിയ ആള്‍ ഉറക്കെ വായിക്കുകയാണ് പതിവ്. വായിച്ചുകഴിഞ്ഞാല്‍ പിന്നെ ആഴത്തിലുള്ള കീറിമുറിക്കലുകളാണ്. ആ കീറിമുറിക്കലുകളിലുണ്ടാവുന്ന വിമര്‍ശനങ്ങള്‍ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നു എന്നതാണ് അതിലെടുത്തുപറയേണ്ട ഒരു കാര്യം. സത്യം പറഞ്ഞാല്‍ ആ ഒത്തുചേരല്‍ ജീവിതത്തില്‍ വല്ലാത്ത ആനന്ദമായിരുന്നു. കാലം പതുക്കെ ഓരോരുത്തരെയായിട്ട് ഓരോ ഇടങ്ങളിലേക്ക് പറിച്ചു നട്ടു. ആദ്യമൊക്കെ ഒന്നോ രണ്ടോ പേര് വരാതെയായി. പിന്നെ പിന്നെ ആ ഇരിപ്പ് ഇല്ലാതെയായി. വായനശാലയുടെ ലൈബ്രേറിയന്‍ മാറി. വായനശാലയുടെ മുറി തൊട്ടപ്പുറത്തേക്ക് മാറ്റി. ഞാന്‍ പിന്നീട് അലച്ചിലുകള്‍ക്കൊടുവില്‍ രാമനാട്ടുകരയിലുള്ള കുറേ ചങ്കുകള്‍ക്കിടയില്‍ എത്തിപ്പെടുകയും ചെയ്തു. അതോടെ അവിടെയായി വായനകളും ചര്‍ച്ചകളും. ഇപ്പോഴും വായന എന്നു പറയുമ്പോള്‍ ആദ്യം ആ ഒറ്റമുറിയാണ് ഓര്‍മ്മ വരിക. അവിടെ നിന്നും കിട്ടുന്ന പഴയ പുസ്തകങ്ങളുടെ ഗന്ധം, നേര്‍ത്ത മെഴുകുതിരി വെട്ടം,ആയാസപ്പെട്ട് കയറുന്ന കോണിപ്പടികള്‍. കോണിപ്പടി കയറിക്കഴിഞ്ഞ് ആ ഒറ്റമുറിയിലേക്ക് കയറണമെങ്കില്‍ വാതില്‍പ്പടിയില്‍ നിന്നും അല്‍പ്പം കുനിയണം. ഇല്ലെങ്കില്‍ വാതില്‍കട്ടിള തലയ്ക്കടിക്കും. അങ്ങനെ കുനിഞ്ഞുകയറാന്‍ പല സമയത്തും നമ്മള്‍ മറന്നുപോകും. അപ്പോള്‍ തല വെച്ച് കുത്തുകയും ചെയ്യും. ശരിക്ക് ആ ഒറ്റമുറിയില്‍ നമ്മളെ കാത്തിരിക്കുന്ന അനേകം എഴുത്തുകളോടുള്ള ഒരു ബഹുമാനം കൂടിയാണ് ആ കുനിഞ്ഞുകയറ്റം എന്നു പലവട്ടം തോന്നിയിട്ടുണ്ട്. കാലമാണ് ഓരോ ഇടങ്ങളേയും സൃഷ്ടിക്കുക, അവിടെയുള്ള മനുഷ്യരേയും. ഓരോ കാലത്തും ഓരോ കാരണങ്ങള്‍ കൊണ്ട് ഓരോ ഇടങ്ങളും കുറച്ചുമനുഷ്യരും ഉണ്ടാകുന്നു.വായനയും എഴുത്തുമൊക്കെത്തന്നെയാണ് ഏറ്റവും വലിയ സന്തോഷം. അതിലൂടെ എത്രമാത്രം സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മള്‍ പരസ്പരം പറയുന്ന കഥകളില്‍ പോലും ഒരു വായന നടക്കുന്നില്ലേ സമൂഹജീവി എന്ന നിലയില്‍ ഓരോ മനുഷ്യനെയും പരിചയപ്പെടുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുക എന്നതില്‍പ്പരം വലിയ കാര്യം വേറെയൊന്നുമില്ല എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രണയപ്പരവതാനിയിൽ അവൾ പർവതങ്ങൾക്ക് മുകളിലൂടെ പറന്ന് ഭർത്താവിന്റെ നാട്ടിലെത്തി, എന്നാൽ പി.ജി.യുടെ വായനാലോകം ഇനി എല്ലാവർക്കും സ്വന്തം ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പറയൂ, നീ ഏത് പുസ്തകം തിരഞ്ഞാണ് നടക്കുന്നത് ഒല്ലി നീല്‍, അല്‍ഫോണ്‍സച്ചന്‍, ചാര്‍ളി ചാപ്ലിന്‍; അക്ഷരങ്ങളുടെ മാജിക് പങ്കുവെച്ച് മുതുകാട് പതിനെട്ടുകാരന്റെ അതേ ഉദ്വേഗത്തോടെ ഞാനെന്റെ നായികയെ കാത്തിരിക്കുന്നു വി എച്ച് നിഷാദ് എഴുതിയ കുറുങ്കഥ- ആ വായനക്കാരി സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം Valanchery Online വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു കോട്ടയ്ക്കൽ ആയുർവേദ കോളേജ് ആശുപത്രിയിൽ കുട്ടികളിലെ അപസ്‌മാര രോഗത്തിന് സൗജന്യ ചികിത്സ സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് കാവുംപുറത്ത് തുടക്കമായി HomeNewsEducationScholarshipസിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250 രൂപയാണ്. കോഴിക്കോട്: കോടതി വിധിയുടെ മറവിൽ രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മറ്റു സംഘ്പരിവാർ നേതാക്കളും രാമക്ഷേത്ര നിർമാണ അജണ്ട ഏറ്റെടുക്കുകയും രാജ്യം നേരിടുന്ന അനേകം പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവാത്തതാണ്.ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ള കോടതിവിധി വന്നിട്ടുപോലും അത് മാനിക്കുന്നൂവെന്ന് മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി പ്രസ്താവിച്ചതാണ്. എന്നാൽ, രാമക്ഷേത്ര നിർമാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്.ഇതിൽ പ്രതിഷേധിച്ച് മുഴുവൻ ജനാധിപത്യവാദികളും ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിസന്ധികളെ മറികടക്കാന്‍ ബലിപെരുന്നാള്‍ പ്രചോദനം നല്‍കുന്നു- എം ഐ അബ്ദുല്‍ അസീസ് രാമക്ഷേത്ര ശിലാസ്ഥാപനം: ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്- മത,രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക പ്രവർത്തകർ ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്ത നേതൃപാടവ-കാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരിശീലന പരിപാടി പ്രദാനം ചെയ്യും. രൂക്ഷമായ ജീവിതപ്രശ്നങ്ങൾ നേരിടുന്ന ഒരു ചിത്രകാരനും ബിസിനസ്സ്കാരിയും വിചിത്രസ്വഭാവക്കാരനായ ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടുന്നതും അവരുടെ മാർഗ്ഗ ദർശകനാകാൻ സന്മനസ്സുകാണിച്ച ആ ശതകോടീശ്വരനോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കുന്നതുമായ ഉദ്വേഗഭരിതവും നർമ്മരസപ്രധാനവുമായ സംഭവങ്ങൾ “ദി 5 എ എം ക്ലബ്ബി’നെ രസകരമായ ഒരു വായനാനുഭവമാക്കുന്നു. ഇതിഹാസനായകന്മാരും ബിസിനസ്സ് മേധാവികളും മറ്റ് ബുദ്ധിശാലികളും ലക്ഷ്യപ്രാപ്തിക്കായി പ്രഭാതസമയം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ അവലോകനം ദിവസം മുഴുവൻ കാര്യക്ഷമമാകുവാൻ പ്രഭാതത്തിൽ ഉണരുന്ന ശീലവും മറ്റ് പദ്ധതിക്രമങ്ങളും. പ്രഭാതത്തിലെ പ്രശാന്തതയിൽ വ്യായാമം, വ്യക്തിത്വ വികസനം എന്നിവക്കുള്ള അനുക്രമമായ പരിശീലനവിധികൾ. പ്രഭാതത്തിൽ ഉറക്കമുണരുകയാണെങ്കിൽ മറ്റുള്ളവർ ഉറങ്ങുന്ന ആ സമയത്ത് ശ്രദ്ധവ്യതിചലിക്കാതെ സർഗ്ഗവൈഭവത്തെ സമുന്നതമാക്കാനും ലക്ഷ്യങ്ങളെക്കുറിച്ച് അവബോധമ നേടാനും കൂടുതൽ എളുപ്പമാണെന്ന നാഡീവ്യൂഹശാസ്ത്ര ഗവേഷണങ്ങളുടെ ഫലപ്രഖ്യാപനം. സാങ്കേതിക ഉപകരണങ്ങളാൽ വ്യതിചലിക്കപ്പെട്ടേക്കാവുന്ന ഏകാഗ്രതക്ക് ഭംഗം വരാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും അങ്ങനെ പ്രശസ്തിയും ധനവും നേടാനുമുള്ള മാർഗ്ഗദർശനം. ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ വീട്ടിലിരിക്കേണ്ടി വരും; നിര്‍ബന്ധിത അവധി നല്‍കാനൊരുങ്ങി സര്‍ക്കാര്‍ ശാസ്ത്ര വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം. പ്രസക്തമായ കാര്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുക എന്നത് ബുദ്ധിയുടെ അളവുകോലാണ്. ഒരു വ്യക്തിയുടെ ധൈഷണിക പ്രഭാവത്തിന്റെ സൂചനയാണ് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവെങ്കില്‍ ഉന്നതമായ ധൈഷണിക ശക്തിയുള്ള ആളാണ് ആന്‍ജലോ സെക്കി. മറ്റൊരാളും ചോദിക്കാത്ത കാര്യങ്ങള്‍ ചോദിക്കാനും അവയുടെ ഉത്തരങ്ങള്‍ അന്വേഷിക്കാനും തീക്ഷ്ണത പുലര്‍ത്തിയ ആളാണ് സെക്കി. മുന്‍പുള്ള ശാസ്ത്രജ്ഞര്‍ ആകാശ ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സഞ്ചാരപഥങ്ങള്‍ മാത്രം ചിന്തിച്ചിരുന്നപ്പോള്‍ അവയുടെ അസ്തിത്വത്തെപ്പറ്റി ചിന്തിച്ച ആളാണ് സെക്കി. ഇതാണ് അസ്ട്രോഫിസിക്‌സില് മാറ്റങ്ങള്‍ കൊണ്ടുവന്ന ചിന്ത. 1818 ജൂണ്‍ 28 ന് വടക്കേ ഇറ്റലിയിലെ റെജിയോ എമിലിയ എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് ആന്‍ജലോ സെക്കി ജനിക്കുന്നത്. പതിനഞ്ചാം വയസില്‍ തന്നെ റോമിലെ ജെസ്യൂട്ട് നോവിഷ്യറ്റ് കോളേജില്‍ ചേര്‍ന്നു. പഠനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യവും കഴിവും അധികാരികള്‍ മനസിലാക്കി. 1839 മുതല്‍ അദ്ദേഹം റോമിലെ ജെസ്യൂട്ട് കോളേജില്‍ ഭൗതികശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിക്കുന്നുണ്ടായിരുന്നു. 1844 ല്‍ ദൈവശാസ്ത്ര പഠനം ആരംഭിച്ച അദ്ദേഹം 1847 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തന്റെ ദൈവശാസ്ത്ര പഠനത്തിനിടക്കും തന്നോടൊപ്പമുള്ള സഹോദര ശാസ്ത്രഞ്ജ വൈദികരുടെ സഹായിയായി അദ്ദേഹം ജോലി ചെയ്തു. 1848 ല്‍ ഇറ്റലിയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമയത്ത് ജെസ്യൂട്ട് വൈദികര്‍ കൂട്ടമായി മാറേണ്ടി വന്ന സാഹചര്യതില്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. ആദ്യം കുറച്ചു കാലം സ്റ്റോണിഹുര്‍സ്‌റ് കോളേജില്‍ ഗണിതം പഠിച്ചു. പിന്നീട് ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്തു. 1852 ല്‍ അദ്ദേഹം റോമില്‍ തിരിച്ചെത്തി. റോമന്‍ കോളേജില്‍ അദ്ദേഹം ഒരു വാനനിരീക്ഷണ സംവിധാനം സ്ഥാപിച്ചു. മരണം വരെയും ഈ വാനനിരീക്ഷണ സംവിധാനത്തിന്റെ തലവനും അദ്ദേഹമായിരുന്നു. 1870 ല്‍ വത്തിക്കാന്റെ ഭൂമി (Papal states ഇറ്റലി പിടിച്ചെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ തലവന്‍ സ്ഥാനം മാറ്റണമെന്ന് അവര്‍ ആഗ്രഹിച്ചെങ്കിലും യുക്തനായ ഒരു പകരക്കാരന്‍ ഇല്ലാത്തതിനാലും പുറത്താക്കിയാല്‍ അദ്ദേഹം മറ്റു രാജ്യങ്ങളില്‍ സമാനമായ നിരീക്ഷണ കേന്ദ്രങ്ങളുടെ തലപ്പത്തു എത്തുമെന്ന് മനസിലാക്കിയതിനാലും അദ്ദേഹത്തെ അവര്‍ പുറത്താക്കിയില്ല. 1872 ഫെബ്രുവരി 26 നു തന്റെ മരണം വരെ സെക്കി റോമില്‍ തുടര്‍ന്നു. ജെസ്യൂട്ട് കോളേജില്‍ അദ്ദേഹം സ്ഥാപിച്ച ടെലെസ്‌കോപ് ജര്‍മനിയില്‍ നിര്‍മിച്ചതാണ്. ഇത് ഉപയോഗിച്ചാണ് നക്ഷത്രങ്ങളുടെ സ്വഭാവത്തെക്കുറിച്ചു പഠിച്ചത്. ഒരു തിളങ്ങുന്ന പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ടു അതിന്റെ മൂല നിറങ്ങള്‍ വേര്‍തിരിച്ചെടുത്ത് അതില്‍ ഉള്‍പ്പെടുന്ന രാസപദാര്‍ത്ഥങ്ങള്‍ അറിയാന്‍ സാധിക്കും എന്ന കണ്ടുപിടുത്തം അദ്ദേഹത്തിനും മുന്‍പേ ഉള്ളതാണെങ്കിലും ഈ തന്ത്രം നക്ഷത്രങ്ങളില്‍ ആദ്യം ഉപയോഗിക്കുന്നത് ആന്‍ജലോ സെക്കിയാണ്. സ്പെക്ട്രോസ്‌കോപി എന്ന് പറയുന്ന ഈ രീതി ഉപയോഗിച്ചു നക്ഷത്രങ്ങളെ സമാന പ്രത്യേകതകള്‍ ഉള്ളതിനനുസരിച്ചു ഗണം തിരിച്ചു. അദ്ദേഹം സ്വീകരിച്ച വേര്‍തിരിക്കല്‍ സമ്പ്രദായം പരക്കെ അംഗീകരിക്കപ്പെട്ടു. ആന്‍ജലോ സെക്കിയുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഒരു നക്ഷത്രമാണ് സൂര്യന്‍. സൂര്യന്‍ ഒരു നക്ഷത്രമാണെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം. സ്പെക്ട്രോസ്‌കോപിയിലൂടെ സൂര്യന്റെ പ്രകാശത്തെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന്റെ അളവും ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ വ്യത്യാസവും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കി. ഇതാണ് സൂര്യ കളങ്കങ്ങളെക്കുറിച്ചുള്ള പഠനത്തിലേക്ക് നയിച്ചത്. 1860 ല്‍ സൂര്യഗ്രഹണ ചിത്രം പകര്‍ത്തുമ്പോള്‍ അത് ചെയ്യുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി. ഈ ചിത്രം വഴിയായി സൂര്യന്റെ ബാഹ്യഭാഗം (കൊറോണ) വെറും കാഴ്ചയുടെ സൃഷ്ടിയല്ല മറിച്ച്, യാഥാര്‍ഥ്യമാണന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. സൗരകേന്ദ്രം വായു ആണെന്നും കേന്ദ്രം മുതല്‍ പുറത്തേക്ക് ചൂട് കുറഞ്ഞു വരുന്നെനും അദ്ദേഹം പറഞ്ഞു. പത്തൊന്‍പതാം നൂറ്റാണ്ടിലെ സൗര പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ് 1870 ല്‍ അദ്ദേഹം പുറത്തിറക്കിയ the soleil. ശനിയുടെ വലയങ്ങളും അദ്ദേഹം നിരീക്ഷിച്ചിരുന്നു. മൂന്നു ധൂമകേതുക്കള്‍ അദ്ദേഹം നിരീക്ഷിച്ചു. അതിലൊന്നിന് സെക്കി ധൂമകേതു (comet secchi) എന്നാണ് പേര്. Heliospectrograph, Star spectrograph, telespectroscope എന്നിവ അദ്ദേഹമാണ് കണ്ടുപിടിച്ചത്. ചന്ദ്രമുഖത്തെ പാടുകളെപ്പറ്റി അദ്ദേഹം ഏറെ പഠിച്ചു. ബഹിരാകാശമേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഒരു ഛിന്നഗ്രഹം, ചന്ദ്രഗര്‍ത്തം, ചൊവ്വയിലെ ഗര്‍ത്തം എന്നിവക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ട്. ബഹിരാകാശകാര്യങ്ങള്‍ മാത്രം ചിന്തിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന്‍ അല്ല സെക്കി. മറിച്ച്, ലോകത്തു നടക്കുന്ന പുതിയ ശാസ്ത്രീയ വളര്‍ച്ചകളെ സാധാരണക്കാരില്‍ കൂടി എത്തിക്കാന്‍ താത്പര്യപ്പെട്ട ഒരാളായിരുന്നു. 1851 ല്‍ പാരീസില്‍ ലിയോണ്‍ ഫുക്കോ ഒരു പെന്‍ഡുലം തൂക്കി ഭൂമിയുടെ ഭ്രമണം തെളിയിച്ചപ്പോള്‍ സമാനമായ രീതിയില്‍ റോമില്‍ ഇഗ്നേഷ്യസിന്റെ പള്ളിയുടെ മുകളില്‍നിന്നും 105 അടി നീളമുള്ള പെന്‍ഡുലം ഉപയോഗിച്ച് അദ്ദേഹം അതേ പരീക്ഷണം ആവര്‍ത്തിച്ചു. കടലിനെക്കുറിച്ചുള്ള പഠനത്തിലും വ്യാപൃതനായിരുന്ന അദ്ദേഹം ഭൂമിയുടെ കാന്തിക മണ്ഡലത്തെ കൃത്യമായി നിരീക്ഷിക്കാന്‍ 1858 ല്‍ റോമില്‍ ഒരു കാന്തിക നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. ശാസ്ത്രജ്ഞര്‍ തങ്ങളുടെ ശാസ്ത്രത്വര ആത്മീയ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി കാണരുത് എന്നതാണ് അദ്ദേഹം നമുക്ക് നല്‍കുന്ന വലിയൊരു സന്ദേശം. ശാസ്ത്രം മനസിലാക്കാനുള്ള കഴിവും പരിശുദ്ധാത്മാവ് നല്‍കുന്ന കൃപയാണെന്നു അദ്ദേഹം ഉറച്ചു പ്രഖ്യാപിച്ചു. ശാസ്ത്രം പഠിക്കുന്നത് നമുക്ക് ശേഷം ജീവിച്ചവരെക്കാള്‍ അറിവുണ്ടെന്നു വരുത്താനോ, അതില്‍ അഹങ്കരിക്കാനോ അല്ല. മറിച്ച് ദൈവം സൃഷ്ടിച്ച ലോകത്തെ നന്നായി മനസിലാക്കാനാണെന്ന് അദ്ദേഹം വിശ്വസിച്ചു. ശാസ്ത്രം അറിയാന്‍ ആഗ്രഹിക്കുന്നതിന്റെ അവസാന ലക്ഷ്യം ദൈവത്തെ കൂടുതല്‍ അടുത്തറിയുക എന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംശയിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന നല്ല വ്യക്തിത്വമാണ് ആന്‍ജലോ സെക്കി. ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം ജീവന്റെ കളിത്തൊട്ടിലായ സ്വന്തം ഗര്‍ഭപാത്രത്തെ നിഷ്‌കളങ്ക ജീവന്റെ ബലിക്കല്ലാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നിങ് ഗര്‍ഭഛിദ്രം മനുഷ്യന്റെ മേലുള്ള ഭീകരാക്രമണമെന്ന് കത്തോലിക്കാ സഭ; മതങ്ങളും മഹത് വ്യക്തികളും ഈ കൊടും ക്രൂരതയ്‌ക്കെതിര് മറ്റ് തിന്മകള്‍ പോലെ ഗര്‍ഭഛിദ്രത്തെയും ലോകത്തിലെ വിവിധ മതങ്ങള്‍ എതിര്‍ക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഒരു ജീവനെ ഇല്ലാത നിസാര കാരണങ്ങള്‍ പറഞ്ഞ് സന്താന സൗഭാഗ്യം നഷ്ടപ്പെടുത്തി പിന്നീട് ദുരന്തമേറ്റു വാങ്ങുന്ന സ്ത്രീകള്‍ക്കിടയില്‍ ജീവന്റെ മഹത ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. കര്‍താര്‍പൂരിലെ ഫോട്ടോഷൂട്ട്: പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു പുതിയ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗ്രവാളിനെതിരെ വംശീയ വിദ്വേഷ പ്രചാരണവുമായി ഇസ്‌ളാമിക ഗ്രൂപ്പ് പച്ചക്കറി വില വീണ്ടും കുതിക്കുന്നു; 100 കടന്ന് പാവയ്ക്കയും പയറും സുഡാനില്‍ പട്ടാളത്തിന്റെ കളിപ്പാവയായി ഹാംദോക്ക്; പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നു കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ഇന്നു മുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങും യു.എ.ഇയിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ; കൂടുതല്‍ പരിശോധനകള്‍ തുടരുന്നു ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ല: നിര്‍മല സീതാരാമന്‍ ആഷിഖ് 'കരുണ'യുള്ളവന്‍; ഗോളടിച്ച് ബെംഗളൂരുവിനെയും സെല്‍ഫ് ഗോളടിച്ച് ബ്ലാസ്റ്റേഴ്സിനെയും രക്ഷിച്ചു അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ വീട്ടിലിരിക്കേണ്ടി വരും; നിര്‍ബന്ധിത അവധി നല്‍കാനൊരുങ്ങി സര്‍ക്കാര്‍ മോഫിയയുടെ മരണം: എസ് പി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം കൊച്ചി: മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് എസ് പി ഓഫീസിന് സമീപം തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സി ഐക്കെതിരെ ഇതുവരെ നടപടിയെടുക്കത്ത പക്ഷം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും വൈകാരിക പ്രകടനങ്ങള്‍ ഉണ്ടായാല്‍ തങ്ങള്‍ അത് തടയാന്‍ നില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു. ഇനിയൊരു പ്രകോപനം ഉണ്ടായാല്‍ ലാത്തി ചാര്‍ജിലേക്ക് പൊലീസ് കടന്നേക്കും. ആലുവ നഗരത്തില്‍ ഇതിനു മുന്‍പ് ഇത്രയധികം പൊലീസുകാരെ വിന്യസിച്ചുള്ള പ്രതിഷേധം നടന്നിട്ടില്ലെന്നാണ് വിവരം. അതേസമയം മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് സി ഐ ക്ക് അനുകൂലമായിരുന്നു. സിഐ സി എല്‍ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ് പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭര്‍ത്താവിനെ സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചപ്പോള്‍ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ കൊച്ചി സീറോ മലബാർ സഭയിൽ നിലവിൽ വന്ന ഏകീകൃത കുർബാന അർപ്പണ രീതി നടപ്പിലാക്കാതെ വിട്ടുനിന്ന രൂപതകൾ കാനൻ നിയമം ദുരുപയോഗം ചെയ്തുവെന്ന് സീറോ മലബാ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ വീട്ടിലിരിക്കേണ്ടി വരും; നിര്‍ബന്ധിത അവധി നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. അയ്യായിരത്തോളം അധ്യാപകരാ ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്‌ തിരുവനന്തപുരം: കേരളത്തിലെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനെതിര ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് സുധാ ഭരദ്വാജിന് ജാമ്യം; മലയാളി ഉള്‍പ്പടെ എട്ട് പേരുടെ ജാമ്യം കോടതി തള്ളി ഒമിക്രോണിനെ തുരത്താന്‍ യാത്രാ നിരോധനമല്ല ആവശ്യം; ജീവിതം കൂടുതല്‍ ദുസ്സഹമാകും: ലോകാരോഗ്യ സംഘടന യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷിച്ച് തൃശൂർ സെന്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ 'ഒമിക്രോണിനെതിരെ പ്രത്യേക ബൂസ്റ്റര്‍ ഡോസ് മതിയാകും ആറു മാസത്തിനകം ലഭ്യാക്കാമെന്ന് അദാര്‍ പുനവാല ഒമിക്രോണ്‍ ആശങ്ക; ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കോവിഡ് ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയ്ക്ക് ബച്പന്‍ കാ ദോസ്ത് സ്മരണ ട്വീറ്റ് ചെയ്ത് സ്‌കൂള്‍ സഹപാഠി ശ്രേയ ഘോഷാല്‍ മഴ: തിരുവനന്തപുരത്തും കൊല്ലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം: രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ കര്‍ഷക മഹാ പഞ്ചായത്ത് ഇന്ന്; ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി കർഷകർ അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് മരിച്ചവരെ ജീവിപ്പിക്കുന്നവനായുള്ള കര്‍ത്താവേ! നിനക്കു സ്തുതി. കബറടക്കപ്പെട്ടവരെ ഉയിര്‍ത്തെഴുന്നേല്പ്പിക്കുന്നവനേ! നിനക്കു സ്തുതി. നിനക്കു സ്തുതിയും നിന്നെ അയച്ച പിതാവിനും വിശുദ്ധ റൂഹായ്‌ക്കും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ. തിരുവുള്ളത്താല്‍ മൂന്നു ദിവസം കബറില്‍ പാര്‍ത്തവനായി ത്രിത്വത്തില്‍ ഒരുവനായുള്ളവനേ! നിന്റെ വിലയേറിയ രക്തത്താല്‍ വിലയ്‌ക്കുകൊള്ളപ്പെട്ടവരായ മരിച്ചുപോയവരെ നീ ഉയിര്‍പ്പിച്ചു ജീവിപ്പിക്കണമെ. കരുണകള്‍ നിറഞ്ഞിരിക്കുന്നവനേ! ഉയിര്‍പ്പുദിവസത്തില്‍ നിന്റെ സൃഷ്ടിയെ പുതുതാക്കണമെ. കര്‍ത്താവേ! നിന്നിലുള്ള ശരണത്തോടുകൂടെ നിദ്രപ്രാപിച്ച് നിന്റെ വരവിനായി നോക്കിപ്പാര്‍ത്തിരിക്കുന്ന ഞങ്ങളുടെ മരിച്ചു പോയവരെ നീ ആശ്വസിപ്പിച്ച് പുണ്യപ്പെടുത്തണമെ. കര്‍ത്താവേ! നിന്നിലുള്ള ആശാബന്ധത്തോടുകൂടെ നിദ്രപ്രാപിച്ചിരിക്കുന്നവരായ നിന്റെ ദാസരെ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയില്‍ വസിപ്പിക്കണമെ. വന്നവനും വരുന്നവനും മരിച്ചുപോയവരെ ഉയിര്‍പ്പിക്കുന്നവനും ആയവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു എന്ന് ശരീരങ്ങളും ആത്മാക്കളും ഒന്നു പോലെ അട്ടഹസിച്ചു പറയുമാറാകണമെ. താളുകൾ തിരുത്തുന്നതിനു മുൻപ് താങ്കൾ താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കേണ്ടതാണ്‌. ഇമെയിൽ വിലാസം ക്രമപ്പെടുത്തി സാധുത പരിശോധിക്കാൻ എന്റെ ക്രമീകരണങ്ങൾ എന്ന സം‌വിധാനം ഉപയോഗിക്കുക. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ അനുവദിച്ചുകൂടാ. ആശുപത്രിയിലായതുകൊണ്ട് ഇത് കസ്റ്റഡി മരണം അല്ലാതാകുന്നില്ല. കോടതികൂടി ഉള്‍പ്പെട്ട ഭരണകൂടമല്ല, നിയമമാണ് സ്റ്റാന്‍ സ്വാമിയുടെ ദുരന്തത്തിന് കാരണമായതെന്ന ന്യായീകരണവാദമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ ആണ് വിവക്ഷിതമാകുന്ന നിയമം. നിയമവിരുദ്ധപ്രവര്‍ത്തനനിരോധനം എന്ന പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്ന് തോന്നിപ്പിക്കുന്ന നിയമത്തിന്റെ മറവില്‍ ഭീകരവിരുദ്ധനിയമമെന്ന പേരില്‍ ഭീകരനിയമമാണ് 1967-ല്‍ പാര്‍ലമെന്റ് പാസാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ് ഇന്ത്യന്‍ ശിക്ഷാനിയമം. അതില്‍ രാജ്യദ്രോഹത്തെ സംബന്ധിക്കുന്ന 124എ വകുപ്പ് മതിയാകും ഏത് വിമര്‍ശകനെയും വിധ്വംസകനെയും കൈകാര്യം ചെയ്യുന്നതിന്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് യു.എ.പി.എ. നിയമത്തിന് മൂര്‍ച്ച കൂട്ടി. കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ പ്രതിയെ നിരപരാധിയായി കാണണമെന്നതാണ് ബ്രിട്ടീഷ് ഭരണകാലത്ത് മെക്കാളെ ആവിഷ്‌കരിച്ച ക്രിമിനല്‍ നിയമതത്ത്വം. അതിന്റെ ഭരണഘടനാവിരുദ്ധമായ നിരാസമാണ് യു.എ.പി.എ. ആരോപണം പ്രഥമദൃഷ്ട്യാ ശരിയെന്ന് കോടതിക്ക് ബോധ്യം വന്നാല്‍ ജാമ്യം നിഷേധിക്കണമെന്നാണ് വ്യവസ്ഥ. 2008-ല്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ഈ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ ആശങ്കകള്‍ ഞാന്‍ ചൂണ്ടിക്കാട്ടി. അവ പിന്നീട് പരിശോധിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അതില്‍ പ്രതിഷേധിച്ച് ബില്ലിന്റെ വോട്ടെടുപ്പില്‍നിന്ന് ഞാന്‍ വിട്ടുനിന്നു. പാര്‍ട്ടി വിപ്പ് എനിക്ക് ബാധകമായിരുന്നില്ലെങ്കിലും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിശദീകരണം ചോദിച്ചുകൊണ്ട് എനിക്ക് നോട്ടീസ് നല്‍കുകയുണ്ടായി. എന്റെ ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്നതിന്റെ ഏറ്റവും തൃപ്തികരമായ തെളിവാണ് സ്റ്റാന്‍ സ്വാമി. യു.എ.പി.എ. നിയമത്തിലെ അപകടകരമെന്ന് ഞാന്‍ കണ്ട 43 ഡി(5) വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മരണത്തിന് മൂന്നുദിവസംമുന്‍പ് സ്റ്റാന്‍ സ്വാമി നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതിയുടെ ഫയലിലുണ്ട്. സ്റ്റാന്‍ സ്വാമിയുടെ തടവിലെ അപമാനകരമായ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുപറഞ്ഞ ജഡ്ജിമാര്‍ക്ക് ഈ ഹര്‍ജിയുടെ ഉചിതമായ പരിഗണനയിലൂടെ ആ പുണ്യാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് സാര്‍ഥകമായി പ്രാര്‍ഥിക്കാന്‍ കഴിയും. നിര്‍ഭയയ്ക്ക് പാര്‍ലമെന്റ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത് സ്ത്രീസുരക്ഷയെ സംബന്ധിക്കുന്ന ശ്രദ്ധേയമായ നിയമനിര്‍മാണത്തിലൂടെയായിരുന്നു. കരിനിയമങ്ങള്‍ കരുതിവയ്ക്കാനുള്ളതല്ല. അവ പിന്‍വലിക്കപ്പെടുകയോ അസാധുവാക്കപ്പെടുകയോ ചെയ്യണം. മിസ, ടാഡ, പോട്ട എന്നിവയ്ക്കുവേണ്ടി വെട്ടിയ കുഴിമാടങ്ങള്‍ പാര്‍ലമെന്റിന്റെ സെമിത്തേരിയിലുണ്ട്. പ്രോസിക്യൂഷന് അനുകൂലമായ വ്യവസ്ഥകള്‍ ഉണ്ടായിട്ടും യു.എ.പി.എ. കേസുകളില്‍ എന്‍.ഐ.എ. വിജയിക്കുന്നത് 30 ശതമാനത്തില്‍താഴെ കേസുകളില്‍ മാത്രമാണ്. മൊത്തം 2,244 യു.എ.പി.എ. കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഓരോ കേസിലും പ്രതികളുടെ എണ്ണം കണക്കാക്കുമ്പോള്‍ തടവറയുടെ ഇരുട്ടില്‍ രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് പ്രതീക്ഷയില്ലാതെ കഴിയുന്നവരുടെ എണ്ണം കിട്ടും. ജീവിച്ചിരിക്കുമെങ്കില്‍ അവര്‍ വര്‍ഷങ്ങള്‍ക്കുശേഷം മോചിതരായേക്കാം. അന്തിമവിധിവരെയുള്ള നടപടികളും നടപടിക്രമവുമാണ് അവര്‍ക്കുള്ള ശിക്ഷ. സ്റ്റാന്‍ സ്വാമിയുടെ മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് ആശ്വസിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ അനുവദിച്ചുകൂടാ. ആശുപത്രിയിലായതുകൊണ്ട് ഇത് കസ്റ്റഡി മരണം അല്ലാതാകുന്നില്ല. കോവിഡിനെ മുന്‍നിര്‍ത്തി കഴിയുന്നത്ര തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയയ്ക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ജയിലില്‍ കോവിഡ് പിടിച്ച സ്റ്റാന്‍ സ്വാമിക്ക് ആ ആനുകൂല്യം ലഭിച്ചില്ല. എന്തെല്ലാം തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നും ഏതെല്ലാം കാരണങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതെന്നും വെളിവാക്കപ്പെടണം. പ്രതിയുടെ മരണത്തോടെ ക്രിമിനല്‍ കേസ് അവസാനിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണം. നമ്പി നാരായണന്റെ അന്യായമായ അറസ്റ്റിനെക്കുറിച്ച് സുപ്രീംകോടതിക്കുവേണ്ടി മുന്‍ സുപ്രീംകോടതി ജഡ്ജി നടത്തിയ അന്വേഷണം മാതൃകയായുണ്ട്. ചോദ്യംചെയ്യാനാവാത്ത പരമാധികാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാകരുത് എന്‍.ഐ.എ. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും കുഞ്ഞാലി മരയ്ക്കാര്‍: ഹിറ്റ് ആന്‍ഡ് റണ്‍ വിദഗ്ധന്‍, കടലിലെ ഗറില്ലായുദ്ധത്തിന്റെ സൂത്രധാരന്‍| ചരിത്രം ഡോ.കെ.കെ.എന്‍ കുറുപ്പ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പോര്‍ച്ചുഗീസ് കോൺഗ്രസിന്റെ കോഴ വാഗ്ദാനം, സിഐടിയുവിന്റെ വോട്ടുമറിക്കൽ; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ എന്‍ഐഎ എതിര്‍ത്തു; സ്റ്റാന്‍ സ്വാമിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശം പിന്‍വലിച്ച് ബോംബെ ഹൈക്കോടതി ഫാ. സ്റ്റാൻ സ്വാമി ഉത്കൃഷ്ടവ്യക്തിയെന്ന് ബോംബെ ഹൈക്കോടതി സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി ജീവിതം മോദി സർക്കാർ ദുസ്സഹമാക്കിയെന്ന് അമർത്യ സെൻ കുഞ്ഞാലി മരയ്ക്കാര്‍: ഹിറ്റ് ആന്‍ഡ് റണ്‍ വിദഗ്ധന്‍, കടലിലെ ഗറില്ലായുദ്ധത്തിന്റെ സൂത്രധാരന്‍| ചരിത്രം ജോണ്‍ ബക്കന്റെ 39 സ്‌റ്റെപ്‌സ് മലയാളത്തില്‍! 'ഈ രാത്രി നിര്‍ണായകമാകും ദസ്തയേവ്‌സ്‌കിയുടെ അവസാന നിമിഷങ്ങള്‍ മകള്‍ ഐമിയുടെ വിവരണത്തില്‍ മഷിതീർന്നതറിയാതെ നേരം വെളുക്കുവോളം കെ.പി കേശവമേനോൻ എഴുതിക്കൊണ്ടേയിരുന്നു! കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു തെന്മല (കൊല്ലം തെന്മല ഡാമിനു സമീപം കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കൾ മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കൽ പുത്തൻ വീട്ടിൽ അൻസിൽ (26 കരുനാഗപ്പള്ളി പുന്നക്കാല കിഴക്കത്തു പുത്തൻവീട്ടിൽ അൽത്താഫ് (23) എന്നിവരാണ് മരിച്ചത്. രാവിലെ തെന്മലയില്‍ എത്തിയ ഇവർ കല്ലടയാറ്റിലെ കുളിക്കടവിൽ കുളിക്കാനിറങ്ങി. പരപ്പാർ അണക്കെട്ടിന്റെ 3 ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നിരുന്നു. കുളിക്കടവിൽനിന്നും കല്ലടയാറ്റിലേക്ക് ഇറങ്ങിയ ഉടനെ രണ്ടുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ആറിന്റെ മറുകരയിൽ നിന്നിരുന്നവർ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തെന്മല എസ്ഐ ഡി.ജെ.ഷാലുവിന്റെ നേതൃത്വത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ – Jaihind TV ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സമരം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സമരത്തെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ട കമന്‍റുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഉപ്പ് സത്യഗ്രഹത്തോട് അന്നൊരു നാളില്‍ ചിലര്‍ പ്രതികരിച്ചത് ഇങ്ങനെയെന്നും ആ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങിയിരുന്നെങ്കില്‍ പാരതന്ത്ര്യത്തിന്‍റെ നിഴല്‍ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു എന്നും രാഹുല്‍ പറയുന്നു. ‘പിന്നെ ഇങ്ങനെ ഈ കടപ്പുറത്ത് ഉപ്പ് കുറുക്കിയാല്‍ നാളെ ബ്രിട്ടീഷുകാര്‍ ഉപ്പ് നികുതി കുറച്ച് ഇന്ത്യ വിടാന്‍ പോവുകയല്ലേ?’ ‘ഉപ്പ് നികുതി എത്ര വേണമെങ്കിലും കൂട്ടിക്കോട്ടെ ഞങ്ങള്‍ക്ക് സമാധാനത്തോടെ ജീവിച്ചാല്‍ മതി ‘ ‘ഉപ്പ് നികുതി കുറയ്ക്കുകയും ബ്രിട്ടീഷുകാര്‍ രാജ്യം വിടുകയും വേണം പക്ഷേ ജനങ്ങളെ അതിന് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ‘ ‘ ബ്രിട്ടീഷുകാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരായ കോണ്‍ഗ്രസ്സിന്റെ സമരവും ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം ‘ ‘ഉപ്പ് നികുതി കുറയ്ക്കുവാനും ബ്രിട്ടീഷുകാരെ ഒഴിവാക്കാനും ഇങ്ങനെ പൊതു നിരത്തിലാണോ സമരം ചെയ്യണ്ടത്, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീട്ടുപടിക്കല്‍ സമരം ചെയ്താല്‍ പോരെ’ ‘ സമരം ചെയ്താല്‍ മോഹന്‍ദാസിനും കുടുംബത്തിനും കൊള്ളാം, നമ്മള്‍ പണി എടുത്താല്‍ നമ്മുക്ക് ഗുണം ഉണ്ടാകും’ ‘ഇങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതു കൊണ്ടാണ്ട് നിസഹകരണ സമരത്തിനു ശേഷവും സ്വാതന്ത്ര്യം കിട്ടാഞ്ഞത് കോണ്‍ഗ്രസ്സേ’ ഇത്തരം ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് വഴങ്ങിയിരുന്നെങ്കില്‍, പാരതന്ത്ര്യത്തിന്റെ നിഴല്‍ വീഴ്ത്തി ഇപ്പോഴും ബ്രിട്ടീഷ് പതാക ഈ രാജ്യത്ത് പാറിപ്പറക്കുമായിരുന്നു. മഹാരാഷ്ട്രയിലും ഒമിക്രോണ്‍; ഇന്ത്യയിലെ കേസുകളുടെ എണ്ണം 4 ആയി വിലക്കയറ്റത്തിനെതിരെ പ്രതിഷേധാഗ്നിയായി കെസി വേണുഗോപാല്‍ എംപി നയിച്ച ജനജാഗ്രതാ പദയാത്ര സംസ്ഥാനത്ത് 4557 പേർക്ക് കൂടി കൊവിഡ്, 52 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാർ; മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ എംപി കർണാടകയ്ക്ക് പിന്നാലെ ഗുജറാത്തിനും ഒമിക്രോണ്‍; രാജ്യത്ത് മൂന്നാമത്തെ കേസ് കരുവന്നൂരില്‍ പ്രതിഛായ മോശമായി; സിപിഎം ഏരിയാസമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമർശനം ‘മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലല്ലോ’ മന്ത്രിയുടെ സാന്നിധ്യത്തില്‍ വിമർശനവുമായി ജയസൂര്യ വരുമാനത്തില്‍ മാത്രം കണ്ണുവെച്ചപ്പോള്‍ ജീവനക്കാരുടെ സുരക്ഷ മറന്നു; പൊരി വെയിലത്തും മഴയിലും ജോലി മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും; സംസ്ഥാന സര്‍ക്കാർ അനാസ്ഥയുടെ പരമോന്നതിയിലെന്ന് പ്രതിപക്ഷ നേതാവ് വട്ടത്തിലോടിയിട്ടും നഷ്ടത്തില്‍! ആളില്ലാതെ കെഎസ്ആർടിസി സിറ്റി സര്‍ക്കുലർ ബസ് സർവീസ്; റൂട്ട് നിർണയം മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ കെ റോസയ്യ അന്തരിച്ചു തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ പ്രകടനം; തടഞ്ഞ് പൊലീസ് ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ മരിച്ച കർഷകരുടെ ആശ്രിതർക്ക് ധനസഹായം നല്‍കണം; കേന്ദ്ര നിലപാട് ദുഃഖകരമെന്ന് രാഹുല്‍ ഗാന്ധി തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ; നടപടി സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമിക്രോണ്‍ ലക്ഷണം: കോഴിക്കോട് രോഗിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു വരുന്നു ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറി; മടങ്ങിവരവ് ഒരു വർഷത്തിന് ശേഷം ‘സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം’; ‘മകള്‍ക്കൊപ്പം’ ക്യാമ്പെയ്ന്‍റെ മൂന്നാം ഘട്ടത്തിന് മോഫിയയുടെ 'പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണം സര്‍ക്കാരിനോട് വി.എസ് DoolNews 'പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണം സര്‍ക്കാരിനോട് വി.എസ് തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന് കണ്ണുതുറന്ന് കാണണമെന്ന് വി.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓര്‍മ്മിപ്പിച്ച വി.എസ്, ഇക്കാര്യത്തില്‍ ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. നിയമസഭയിലായിരുന്നു വി.എസിന്റെ വിമര്‍ശനം. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെക്കുറിച്ചും വി.എസ് പ്രതികരിച്ചു. ഉദ്യോഗസ്ഥ വീഴ്ചകളില്‍ നിന്നും ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ക്ക് വിട്ടു നില്‍ക്കാനാവില്ലെന്ന് പറഞ്ഞ വി.എസ് ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്കുമാറിന്റെ കസ്റ്റഡിമരണം: പ്രതിഷേധവുമായി പൊലീസുകാര്‍; താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നുവെന്ന് ആരോപണം പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയില്ലാത്തതില്‍ പൊലീസുകാര്‍ക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിനെതിരെയാണ് പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. അവധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തുവെന്നാണ് അവരുടെ ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പരാതി നല്‍കുമെന്ന് പൊലീസ് സേനയിലെ ഒരു വിഭാഗം അറിയിച്ചിട്ടുണ്ട്. പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരേ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടിരുന്നു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഋഷിരാജ് സിങ്ങ് അറിയിച്ചു. രാജ്കുമാറിന്റെ കസ്റ്റഡി മരണം; പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്. കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വീസിലുണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. കേസില്‍ കുറ്റക്കാരായ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ക്രൈം ബ്രാഞ്ച് അന്വേഷണവും വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേസില്‍ സബ് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ന്യുമോണിയയാണ് രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ചത്. ന്യുമോണിയക്ക് കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാത്തതാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രാജ്കുമാറിന് ചികിത്സ ഉറപ്പാക്കുന്നതില്‍ ജയിലധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വീഴ്ച മനപ്പൂര്‍വമാണോ എന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കസ്റ്റഡിമരണക്കേസില്‍ കുറ്റക്കാരായവര്‍ സര്‍വ്വീസിലുണ്ടാകില്ല; ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസമെടുക്കുമെന്നും മുഖ്യമന്ത്രി എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രതിപക്ഷം നേരത്തെ എസ്.പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തെളിവുകള്‍കൂടി ലഭിച്ച സാഹചര്യത്തില്‍ എസ്.പിക്കെതിരെ നടപടിയെടുത്തേക്കും. നെടുങ്കണ്ടം തൂക്കുപാലത്തുള്ള ‘ഹരിത ഫിനാന്‍സ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തേത്തുടര്‍ന്ന് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു എന്നാണ് പൊലീസിന്റെ വാദം. ഒന്‍പത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്‍, പീരുമേട് സബ്ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 21നാണ് മരിച്ചത്. ജയിലില്‍ എത്തിയപ്പോള്‍ തന്നെ രാജ്കുമാര്‍ അവശനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയിലില്‍ ആരോഗ്യനില വഷളായ രാജ്കുമാറിനെ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് എഎപി; കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിയില്ല gujarath election 2017| Jignesh Mevani| AAP ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് എഎപി; കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിയില്ല വാദ്ഗാം എംഎല്‍എയായ മണിഭായി വഗേലയും താന്‍ മത്സരത്തിനില്ലെന്ന് പറഞ്ഞിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് വാദ്ഗാമില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. അഹമ്മദാബാദ്: ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ മത്സരത്തിനില്ലെന്ന് ആംആദ്മി പാര്‍ട്ടി. മത്സരം നടക്കേണ്ടത് ജിഗ്നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ജിഗ്നേഷ് മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മേവാനി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു മേവാനിയുടെ പ്രഖ്യാപനം. വാദ്ഗാം എംഎല്‍എയായ മണിഭായി വഗേലയും താന്‍ മത്സരത്തിനില്ലെന്ന് പറഞ്ഞിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് വാദ്ഗാമില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതായാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. മേവാനിക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടാവുമെന്നും വഘേല പറഞ്ഞു. എന്നാല്‍, മേവാനിയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നേരത്തെ ബിജെപിയുമായുള്ള പോരാട്ടത്തില്‍ ്അണിചേരാന്‍ മറ്റ് പാര്‍ട്ടികളോട് മേവാനി ആഹ്വാനം ചെയ്തിരുന്നു. സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്കുള്ള ക്ഷണവും ജിഗ്നേഷ് മേവാനി നിരസിച്ചിരുന്നു. ഭരണം ലഭിച്ചാല്‍ വനിതകള്‍ക്ക് മാസം ആയിരംരൂപ നല്‍കും; പഞ്ചാബില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍ വായു മലിനീകരണം: ചിലര്‍ മനപ്പൂര്‍വം പടക്കം പൊട്ടിച്ചതിന് പിന്നില്‍ ബിജെപിയെന്ന് ഡല്‍ഹി മന്ത്രി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. കാത്സ്യം കാര്‍ബണേറ്റ് വിഘടിച്ച് കാത്സ്യം ഓക്സൈഡും കാര്‍ബണ്‍ ഡയോക്സൈഡുമായി മാറുന്ന പ്രവര്‍ത്തനത്തിന്റെ സംതുലനാവസ്ഥ. ‘അറബികളുടെ മറഡോണ ‘ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ ബിച്ചു തിരുമല – ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത 'അറബികളുടെ മറഡോണ' മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ ഖത്തർ ലോകകപ്പിന് ഒരു വർഷം. ലോക ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ കളിയെഴുത്തുകൾക്ക് കൂടി ബിച്ചു തിരുമല ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത ബാലകൃഷ്ണൻ കൊയ്യാൽ മലയാള സിനിമാ ഗാന രംഗത്ത് സന്ദർഭത്തിന് നിങ്ങളിൽ ആ നല്ല നിങ്ങൾ അജീഷ് മാത്യു കറുകയിൽ എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു പർദ്ദ കാമ്പസ് വേഷമാകുമ്പോൾ ഡോ. ടി.പി. നഫീസ ബേബി ക്യാമ്പസുകൾ ഏതാനും വർഷങ്ങളായി പെൺ ഭൂരിപക്ഷ പ്രദേശമാണ് .സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പെട്ടെന്ന് വെളുത്ത തിരശ്ശീലയിൽ വേലക്കാരൻ കഥാപാത്രം സ്വയംഭോഗം ആരംഭിച്ചു. അരനിമിഷം കഴിഞ്ഞപ്പോൾ എന്റെ തൊട്ടപ്പുറത്തെ സീറ്റിൽ വല്ലാത്ത അനക്കമായി. സിനിമയിലെ അതേ ചലനങ്ങൾ പയ്യൻ ആരംഭിച്ചിരിക്കയാണ് എന്ന് ഞെട്ടലോടെ മനസ്സിലായി. സിനിമ കാണാൻ വരുന്ന A പുരുഷന്മാർ ഡോ. സുമി ജോയി ഓലിയപ്പുറം അറുപത് വർഷം മുൻപ് തളിപ്പമ്പിലെ ഉണ്ടപ്പറമ്പ് മൈതാനിയിൽ വന്ന പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് ഒരു സ്റ്റണ്ട് നടക്കുമ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലും തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ സിനിമാ ടാക്കീസുകളിൽ നിങ്ങളിൽ ആ നല്ല നിങ്ങൾ അജീഷ് മാത്യു കറുകയിൽ എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു ഗൾഫ് അയൽപക്കങ്ങളിൽ പരിചിതമായ ഗൾഫുകാരും അവരുടെ അത്തറിന്റെ മണമുള്ള കുപ്പായങ്ങളും റേ ബാൻ കണ്ണടയുമൊക്കെ അത്ഭുതത്തോടെ അടുത്തു കാണുമ്പോഴും ഒരിക്കലും ഗൾഫിൽ ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു അരേ രാഗേഷ് നാടും വീടും പ്രിയപ്പെട്ടവരും നാട്ടുകാരുമെല്ലാം. എന്തോ ആർക്കും നമ്മളെ പുനത്തിൽ എങ്ങനെ വേണമെങ്കിലും പോസ് ചെയ്തു തരും. ഗസ്റ്റ് അസഹിഷ്ണുതകളുടെ, പലായനങ്ങളുടെ, അടിച്ചമർത്തലുകളുടെ ഈ കാലത്ത് ബോർഹേസിന്റെ ഈ നോവൽ: കടൽ കഫെ 3 കരിവെള്ളൂർ കാവുമ്പായി റോഡ് അന്നെനിക്ക് തോന്നിയതാണ് പക്ഷികൾ കടലിൽ നിന്നും മീനുകൾ ആകാശത്തിൽ തീരമനുഷ്യർ – കോവിഡ് കാലത്ത് മത്സ്യത്തൊഴിലാളികളുടെ ജീവിതം മമ്മൂട്ടി, മോഹൻലാൽ ഈ രണ്ട് ആണുങ്ങൾക്കു മാത്രമെന്താ വയസ്സാകാത്തത്? കാട്ടിൽ ക്യാമറയുമായി പോകുന്നവരുടെ ശ്രദ്ധയ്ക്ക് സി. സുനിൽകുമാർ എം.എൻ. വിജയൻ, സുനിൽ പി. ഇളയിടം, ഇടതുപക്ഷം എം.കെ. മുനീർ എന്റെ ജോലി എന്റെ ആനന്ദം തേങ്ങയുരിപ്പുകാരൻ കുഞ്ഞഹമ്മദ് ഉമ്മ പാടിയ പാട്ടുകൾ എം.കെ. മുനീർ സോഷ്യൽ മീഡിയകളുടേത് പബ്ലിക് ടോയ്‌ലെറ്റുകളിലെ അശ്ലീലഭാഷയാവരുത് എം.ബി. രാജേഷ് ഉദാത്തതയെസ്സംബന്ധിക്കുന്ന ഒരു അവകാശവാദവും റീഡ് വിഷൻ മുന്നോട്ടു വെക്കാനാഗ്രഹിക്കുന്നില്ല. മനുഷ്യർ അവരുടെ അനുഭവം കൊണ്ട് ലോകത്തെ നിർവ്വചിക്കുന്ന കാലമാണിത്. അനുഭവമെന്നത് തന്നെ സർഗാത്മകതയുടെ ആദ്യ കാരണമായി മാറുന്നു; നിലനിൽക്കുന്നതിൻ്റെയും അതിജീവനത്തിൻ്റെയും. സർഗാത്മകമായ ബാങ്ക് വിളി ‘മാപ്പിളയുടെ കൂവൽ’ അല്ല ‘അറബികളുടെ മറഡോണ ‘ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ ‘ചേർത്തു പിടിക്കൽ ആഗ്രഹിച്ച പെൺകുട്ടികൾ തിരസ്കരിക്കപ്പെടുമ്പോൾ ആരോട് പരാതി പറയുമെന്നാണ് നിങ്ങൾ കരുതുന്നത്?’ ആലപിക്കപ്പെടാനുള്ളതാണ് കവിതകൾ. നമ്മുടെ പ്രശസ്തരായ ചില കവികൾ ആലാപനത്തിലൂടെ വേറൊരു തലത്തിൽ കവിതകൾ ജനകീയമാക്കി. ഇപ്പോൾ വായിക്കാവുന്നതു പോലെ ഹെഡ് ഫോണിൽ കവിതകൾ കേൾക്കാം കാസെറ്റ് കവികൾ എന്ന വലിയൊരു സ്ത്രീയെ പുരുഷൻ സംരക്ഷിക്കണമെന്ന് പറയുന്നതിലെ മര്യാദകേടുകൾ ‘അറബികളുടെ മറഡോണ ‘ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ 'അറബികളുടെ മറഡോണ' മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ ഖത്തർ ലോകകപ്പിന് ഒരു വർഷം. ലോക ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ കളിയെഴുത്തുകൾക്ക് കൂടി മരുഭൂമിയിലെ ലോകകപ്പ് തുടക്കം കുറിക്കും. റീഡ് വിഷനിൽ ടി. സാലിം എഴുതുന്ന ഫുട്ബോൾ കുറിപ്പുകൾ വായിക്കാം. ടി. സാലിം ലോകകപ്പ് ചരിത്രത്തില്‍ അറബ് ദേശത്തിന്റെ പാദമുദ്രയായിരുന്നു ആ ഗോള്‍. ആരാലുമറിയപ്പെടാത്ത ലോകകപ്പിനെത്തിയ സഈദ് അല്‍ ബിച്ചു തിരുമല – ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത ബിച്ചു തിരുമല ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത ബാലകൃഷ്ണൻ കൊയ്യാൽ മലയാള സിനിമാ ഗാന രംഗത്ത് സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ഗാനങ്ങളെഴുതിത്തുടങ്ങിയത് പി ഭാസ്കരൻ മാഷായിരുന്നു. കാവ്യഭംഗി ചോരാതെ ആ പാത പിൻതുടർന്ന ഗാനരചയിതാക്കളിലൊരാൾ തന്നെയായിരുന്നു ബിച്ചു തിരുമല. ട്യൂൺ ഇട്ടതിനു ശേഷം അതിനനുയോജ്യമായ വരികളെഴുതുക എന്ന രീതിയിലേക്ക് മലയാളത്തിൽ സിനിമാ നിങ്ങളിൽ ആ നല്ല നിങ്ങൾ അജീഷ് മാത്യു കറുകയിൽ എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു ഗൾഫ് അയൽപക്കങ്ങളിൽ പരിചിതമായ ഗൾഫുകാരും അവരുടെ അത്തറിന്റെ മണമുള്ള കുപ്പായങ്ങളും റേ ബാൻ കണ്ണടയുമൊക്കെ അത്ഭുതത്തോടെ അടുത്തു കാണുമ്പോഴും ഒരിക്കലും ഗൾഫിൽ എത്തണമെന്നോ എത്തുമെന്നോ ഒരു മോഹവും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം പർദ്ദ കാമ്പസ് വേഷമാകുമ്പോൾ ഡോ. ടി.പി. നഫീസ ബേബി ക്യാമ്പസുകൾ ഏതാനും വർഷങ്ങളായി പെൺ ഭൂരിപക്ഷ പ്രദേശമാണ് .സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വലിയൊരുവിഭാഗം ആൺകുട്ടികളും പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പോകുന്നതും പെൺകുട്ടികളിൽ പഠിക്കാനും ഉയരാനുമുള്ള ഉത്സാഹം വർദ്ധിച്ചുവരുന്നതും ഇതിന് കാരണമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ നിന്നുണ്ടായ വൻ വിദ്യാഭ്യാസ മുന്നേറ്റം ആൺകുട്ടികളെ ബഹുദൂരം പിറകിലാക്കിക്കൊണ്ട് സുഡാനി ഫ്രം സുഡാൻ താഹ മാടായി ഷാർജ ഇൻ്റർനാഷനൽ ബുക് ഫെയറിൽ വെച്ച് 'യാദൃച്ഛികമായ രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടന്നു.പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്ന മനുഷ്യർ നടക്കുക എന്നൊരനുഭവം 'വായന എന്നൊരു 'ബോധന വ്യായാമ'വുമായി ചേർത്തു ചേർത്തു നിർത്തുന്ന ഒരു തലം ഇവിടെയുണ്ട്. അതുകൊണ്ട് പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നവർ, തുറക്കാൻ വെമ്പുന്ന ,വായനയിലൂടെ യമഹ ആർ എക്സ് ബ്രൂട്ട് – കാമ്പസിലെ ഗൾഫ് ആൺമണങ്ങൾ മോഡേണിറ്റിയുടെ ഒരുതരം നൊസ്റ്റാള്‍ജിയ അക്കാലത്തെ കാമ്പസുകളില്‍ അവശേഷിച്ചിരുന്നു എന്നു പറയാം. ഇന്നത്തെ ലിക്വിഡ് മോഡേണിറ്റിയുടെ (ദ്രവ്യാധുനികത) കാലത്ത് കാമ്പസുകള്‍ക്ക് ഇത്തരം ഭ്രമങ്ങളോട് ആരാധന തീരെയില്ല. അതുകൊണ്ടുതന്നെ അപകര്‍ഷതയ്ക്കും സ്പെയ്സ് കുറവാണ്. യമഹ ആർ എക്സ് ബ്രൂട്ട് കാമ്പസിലെ ഗൾഫ് ആൺമണങ്ങൾ ഡോ. അബ്ദുസ്സലാം എ കെ കൊടുവള്ളിയിൽ നിന്ന് മൂത്ത അളിയൻ അസൈൻകുട്ടിക്ക ഉംറക്ക് പോയപ്പോൾ ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു അരേ രാഗേഷ് ഭായ്. ആജ് സിര്‍ഫ് ദോ തീന്‍ ലോക് ഹേ. ആവോഗേ തോ ഏക് അഛാ ഫിലിം ദേക് സക്തേ ഹോ ഇന്ന് രണ്ടുമൂന്ന് പേരേ ഉള്ളൂ. വന്നാല്‍ നല്ലൊരു സിനിമ കാണാം പാക്കിസ്ഥാൻ സ്വദേശി വിളിച്ചു പറഞ്ഞു ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ' രാഗേഷ് എമിറേറ്റ്സ് ന്യൂസ് ഏജൻസി സമാനതകളില്ലാത്ത അവസരങ്ങൾ ഉയർത്തിക്കാട്ടാനും ആഫ്രിക്കയിലുടനീളം നിക്ഷേപം നടത്താനും ഇടപാടുകൾ നടത്താനും ആഫ്രിക്കൻ ഓയിൽ വീക്ക് സമാനതകളില്ലാത്ത അവസരങ്ങൾ ഉയർത്തിക്കാട്ടാനും ആഫ്രിക്കയിലുടനീളം നിക്ഷേപം നടത്താനും ഇടപാടുകൾ നടത്താനും ആഫ്രിക്കൻ ഓയിൽ വീക്ക് ദുബായ്, 2021 ഒക്ടോബർ 19 WAM ആഫ്രിക്കയിലെ പ്രമുഖ എണ്ണ, വാതക പ്രദർശനമായ ആഫ്രിക്കൻ ഓയിൽ വീക്ക്, ദുബായിലെ മദീനത്ത് ജുമൈറയിൽ 2021 നവംബർ 8, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള 27-ാമത് പതിപ്പിനുള്ള ഒരു മികച്ച പ്രഭാഷകരുടെ നിര പ്രഖ്യാപിച്ചു. ത്വരിതപ്പെടുത്തിയ ഊർജ്ജ പരിവർത്തനവും ആഗോള പകർച്ചവ്യാധിയും മൂലമുണ്ടായ രണ്ട് വർഷത്തെ പരിവർത്തനത്തിൽ നിന്നും തടസ്സങ്ങളിൽ നിന്നും ഉയർന്നുവരുന്നതിനാൽ ആഫ്രിക്കൻ അപ്‌സ്ട്രീമിൽ പിന്തുണയ്‌ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇടപഴകുന്നതും മുന്നോട്ട് ചിന്തിക്കുന്നതുമായ ചർച്ചകൾക്കായി പങ്കെടുക്കുന്നവർക്ക് കാത്തിരിക്കാം ഒരു മാറിയ മാർക്കറ്റിൽ വിജയിക്കുക" എന്ന പ്രമേയത്തിൽ ഒരുമിച്ചുകൊണ്ട്, വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റ് ഭൂപ്രകൃതിയോട് വ്യവസായം എങ്ങനെ പ്രതികരിച്ചു എന്ന വിഷയങ്ങൾ സ്പീക്കറുകൾ കൈകാര്യം ചെയ്യും. ചക്രവാളത്തിൽ പുതിയ കളിക്കാർക്കും ഉയർന്ന മൂല്യമുള്ള ആസ്തികൾക്കുമുള്ള അവസരങ്ങൾ അവർ തിരിച്ചറിയുകയും ആഫ്രിക്കൻ അപ്സ്ട്രീമിലെ ആഗോള ഊർജ്ജ പരിവർത്തനത്തിന്റെ മാക്രോ-ഇഫക്റ്റുകൾ വിശകലനം ചെയ്യുകയും ചെയ്യും. 150 സ്പീക്കറുകളുടെ സീനിയർ നിരയിൽ പെട്രോളിയം, ഊർജ്ജ, പുനരുപയോഗോർജ്ജ മന്ത്രി തോമസ് കാമറ ഉൾപ്പെടുന്നു, കോട്ട് ഡി ഐവയർ; നിക്കോളാസ് ടെറാസ്, പര്യവേക്ഷണത്തിന്റെയും ഉൽപാദനത്തിന്റെയും പ്രസിഡന്റ്, ടോട്ടൽ എനർജി; ചാഹർ ബൗളാക്രസ്, സിഇഒ, സോണൽഗാസ്; രാഹുൽ ധീർ, സിഇഒ, തുലോ ഓയിൽ; സൈമൺ ഫ്ലവേഴ്സ്, ചെയർമാനും ചീഫ് അനലിസ്റ്റും, വുഡ് മക്കെൻസി, ഷിയർവാട്ടർ ജിയോ സർവീസസ് സിഇഒ ഐറിൻ വെയ്ജ് ബേസിലി. എനി, ഷെവ്റോൺ, ഷെൽ, ഇക്വിനോർ, പെരെൻകോ, റെകോൺആഫ്രിക്ക, സെപ്ലാറ്റ് എനർജി, ആഫ്രിക്ക ഓയിൽ കോർപ്, പിജിഎസ്, ഫ്യൂഗ്രോ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകളിൽ നിന്നും ഈ പരിപാടിക്ക് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രമേയത്തിന് അനുസൃതമായി, ഇവന്റ് അപ്‌സ്ട്രീം ഇടപാടുകളെ ഉത്തേജിപ്പിക്കുകയും ആഫ്രിക്കൻ energyർജ്ജ പദ്ധതികളിലേക്ക് നിക്ഷേപം നടത്തുകയും ആഫ്രിക്കൻ അപ്‌സ്ട്രീമിൽ പുതിയ പങ്കാളിത്തവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും സുഗമമാക്കുകയും ചെയ്യും. നെറ്റ്‌വർക്കിംഗ് ഫംഗ്ഷനുകൾ, റൗണ്ട് ടേബിളുകൾ, വ്യക്തിപരമായ കൂടിക്കാഴ്ചകൾ എന്നിവയ്‌ക്കൊപ്പം, 2021-ൽ ഭൂഖണ്ഡത്തിലെ ഏറ്റവും ആവേശകരമായ ഫാം-,ട്ട്, ജെ.വി. എനർജി ഫിനാൻസിംഗിനായി സമർപ്പിച്ചിട്ടുള്ള ഉള്ളടക്ക ബ്രീഫിംഗുകൾ ഊർജ്ജ പരിവർത്തനം അവതരിപ്പിക്കുന്ന ബിസിനസ്സ്, പ്രോജക്ട് അവസരങ്ങൾ മുതലാക്കാൻ പ്രതിനിധികളെ സഹായിക്കും. സിയറ ലിയോൺ പെട്രോളിയം ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ഫൊഡെ മൻസറേ പറഞ്ഞു സിയറ ലിയോണിനുള്ള അവസരങ്ങൾ അവതരിപ്പിക്കുന്നതിനും ആഫ്രിക്കയിലെ പ്രമുഖ ആഗോള സംഘടനകൾ, സർക്കാരുകൾ, ബിസിനസ്സ് പങ്കാളികൾ എന്നിവയിൽ നിന്നുള്ള പ്രധാന വ്യവസായ പങ്കാളികളുമായി വീണ്ടും ഒത്തുചേരാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സുപ്രധാന പരിപാടിയിൽ യുഎഇ ഒരിക്കൽ കൂടി ആഫ്രിക്കയുടെ ഭാവി ഊർജ്ജ ലാൻഡ്‌സ്‌കേപ്പിൽ നവീനതയും സാങ്കേതികവിദ്യയും നിർണായകമായ പങ്ക് വഹിക്കുമെന്ന് ആഫ്രിക്ക എണ്ണ വാരം ശ്രദ്ധിക്കും, ഭാവിയിലെ തടസ്സങ്ങളിൽ നിന്ന് ആഫ്രിക്കയിലെ അപ്‌സ്ട്രീം പോർട്ട്‌ഫോളിയോകൾ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് വ്യക്തമായി പരിശോധിക്കുന്നു. മേഴ്സ്ക് ഡ്രില്ലിംഗ്, ബക്കർ ഹ്യൂസ്, ഷ്ലംബർഗർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഒരു വിദഗ്ദ്ധ പാനൽ ഒരു ഉന്നതതല കോൺഫറൻസ് സെഷനിൽ ഇത് അൺപാക്ക് ചെയ്യും. ആഫ്രിക്ക വാഗ്ദാനം ചെയ്യുന്ന എണ്ണമറ്റ energyർജ്ജ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി മിഡിൽ ഈസ്റ്റ് ഫിനാൻഷ്യൽ കമ്മ്യൂണിറ്റിയെ പരിപാടിയിലേക്ക് കൊണ്ടുവന്ന് രണ്ട് മേഖലകൾക്കിടയിൽ ഒരു നിക്ഷേപ ചാനൽ സൃഷ്ടിക്കുന്നതിനായി ആഫ്രിക്ക ഓയിൽ വീക്ക് യുഎഇയിൽ ഒരു വർഷത്തെ പ്ലേസ്മെന്റ് വർദ്ധിപ്പിക്കും. മറ്റൊരു രസകരമായ സെഷൻ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കൻ അപ്‌സ്ട്രീമിലെയും മികച്ച പരിശീലനങ്ങൾ പങ്കിടുന്നതിനായി സമർപ്പിക്കും, പ്രിൻസിപ്പൽ അനലിസ്റ്റ് മിഡിൽ ഈസ്റ്റ് അപ്‌സ്ട്രീം റിസർച്ച്, വുഡ് മക്കെൻസി, എഞ്ചി. അബ്ദുൽ-അമീർ അജ്മി, വിദേശകാര്യ, മൂല്യനിർണ്ണയ ഡയറക്ടർ, പെട്രോളിയം ഡയറക്ടറേറ്റ് ഒമാൻ (പിഡിഒ) അവതരിപ്പിക്കാൻ തീരുമാനിച്ചു. ആഫ്രിക്ക ഓയിൽ വീക്ക് ഫ്യൂച്ചർ എനർജി സീരീസ് ആഫ്രിക്കയിലെ Viceർജ്ജ വൈസ് പ്രസിഡന്റും ഗവൺമെന്റ് റിലേഷൻസ് ഡയറക്ടറുമായ പോൾ സിൻക്ലെയർ പറഞ്ഞു ആഫ്രിക്ക ഓയിൽ വീക്ക് കോൺഫറൻസ് നാല് ദിവസത്തെ പയനിയറിംഗ് ഉൾക്കാഴ്ചകൾ നൽകുന്നു, മന്ത്രിതല പാനലുകൾ മുതൽ തന്ത്രപ്രധാനമായ കാഴ്ചപ്പാടുകളും നിക്ഷേപം ലക്ഷ്യമിട്ടുള്ള സെഷനുകളും വരെ ആഫ്രിക്കൻ സ്ട്രീം ആഫ്രിക്കൻ അപ്സ്ട്രീമിലെ ഊർജ്ജ പരിവർത്തനം സൃഷ്ടിച്ച അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്ന വ്യവസായ വിദഗ്ധരുടെ ഭൂഖണ്ഡത്തിന് ശുദ്ധമായ energyർജ്ജ ഭാവി കൈവരിക്കുന്നതിനും പരിവർത്തനം സുഗമമാക്കുന്നതിന് ലഭ്യമായ ശുദ്ധമായ energyർജ്ജ പദ്ധതികളുടെയും ഫണ്ടുകളുടെയും താങ്ങാനാവുന്ന വില ഉറപ്പുവരുത്തുന്നതിനും ആഫ്രിക്കയിലെ ഊർജ്ജ വികസനം സമന്വയിപ്പിക്കുന്നതിനും സാമ്പത്തിക ബ്ലൂപ്രിന്റിൽ പ്രവർത്തിക്കാൻ വിദഗ്ധർക്ക് അനുയോജ്യമായ ഒരു പ്ലാറ്റ്ഫോമായി ഈ പരിപാടി പ്രവർത്തിക്കും. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ, സ്റ്റാറ്റസുകൾ, ഫേസ്ബുക്കിലെ പുതിയ പുതിയ പോസ്റ്റുകൾ, ഇൻസ്റ്റാഗ്രാം സ്റ്റോറികൾ… ഇങ്ങനെ നിരവധി മേഖലകളിൽ ദിവസവും മൾട്ടിലെവൽ മാർക്കറ്റിങ്ങിൻെറ Multilevel Marketing മഹിമകൾ പറഞ്ഞുള്ള കുറിപ്പുകളും ചിത്രങ്ങളും ധാരാളം കാണാം. സത്യത്തിൽ ഇത്രയൊക്കൊ സംഭവമാണോ ഈ മൾട്ടിലെവൽ മാർക്കറ്റിങ്. ഇത്തരം കമ്പനികൾ കൊണ്ട് ആരാണ് ശരിക്കും പണം കൊയ്യുന്നത്? ആരാണിതിൻെറ ഗുണഭോക്താക്കൾ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ നൽകുന്നത്. ഇത്രയും വലിയൊരു പാരമ്പര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് മൾട്ടിലെവൽ മാർക്കറ്റിങ്ങിനെ നമ്മൾ ഭയപ്പെടേണ്ടത്? അത് അറിയണമെങ്കിൽ ദിവസവും പത്രം വായിച്ചാൽ മതി. അത്രയും തട്ടിപ്പുകളാണ് ഈ ബിസിനസ് മോഡലിൻെറ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്നത്. എം.എൽ.എം ബിസിനസിൻെറ ഭാഗമായവർ സുഹൃത്തുക്കളെയും ബന്ധുക്കളെയുമെല്ലാമാണ് ഇതിൽ കണ്ണിചേർക്കുക. അതിനായി ഇവർ ആദ്യം വലിയ മോഹവാഗ്ദാനങ്ങൾ നൽകും. ഇത് വിശ്വസിപ്പിക്കാൻ ഇവരുടെ ലൈഫ്സ്റ്റൈലിൽ വന്ന മാറ്റങ്ങൾ കാണിച്ചുകൊടുക്കും. ആഡംബര കാർ, ഫോൺ, വിദേശയാത്രകൾ, സ്റ്റാർ ഹോട്ടലുകളിലെ മീറ്റിങ്ങുകൾ, ലക്ഷങ്ങൾ ഉടൻ അക്കൗണ്ടിലേക്ക് വരുമെന്ന് കാണിച്ചുള്ള സ്റ്റാറ്റസുകൾ… ഇങ്ങനെ പലവിധ നമ്പറുകൾ കാണിച്ചാണ് ഇവർ ആളുകളെ വലയിൽ വീഴ്ത്തുക. ഇതെല്ലാം കാണുേമ്പാൾ, പണത്തിനോട് അത്യാർത്തിയുള്ള ആരും ഈ കെണിയിൽ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവർ ഭാഗമായ കമ്പനിയുടെ കുറച്ചു ഉൽപ്പന്നങ്ങൾ ആദ്യം വാങ്ങാൻ ആവശ്യപ്പെടും. ആർക്കും വലിയ ഉപയോഗമൊന്നും ഇല്ലാത്ത സാധനങ്ങളാകും ഇവ. ഇതിന് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലയാകും ഈടാക്കുക. ഇത് വാങ്ങി കണ്ണിചേരുന്നയാൾ തൻെറ കീഴിൽ പുതിയ ആളുകളെ ചേർക്കും. ഇയാൾ അവർക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ പ്രേരിതനാകും. ഇങ്ങനെയാണ് ഇതിൻെറ പ്രവർത്തനം നീണ്ടുപോകുന്നത്. ആളുകൾക്ക് കാര്യമായി ആവശ്യമില്ലാത്ത പ്രൊഡക്ടുകൾ വലിയ തുകക്ക് വിറ്റ് കമ്പനികൾ ഇവിടെ തടിച്ചുകൊഴുക്കുന്നു. മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ഏറ്റവും അവസാനം പൊളിഞ്ഞ രണ്ട് കമ്പനികളാണ് ക്യൂനെറ്റും QNET ലോങ്റിച്ച് ടെക്നോളജീസുംc Longrich Technologies ഇതിൽ പണം നഷ്ടപ്പെട്ടത് അതിമോഹങ്ങളുമായി പണം നിക്ഷേപിച്ച സാധാരണക്കാർ ആണെങ്കിൽ ഇതിൻെറ ഉടമസ്ഥർ തട്ടിയെടുത്തത് കോടികളാണ്. രണ്ട് വർഷം മുമ്പാണ് ബി.ടി.സി േഗ്ലാബൽ Btc global എന്ന കമ്പനിയുടെ പേരിൽ കേരളക്കരയാകെ ഞെട്ടിച്ച തട്ടിപ്പ് നടന്നത്. ഇതിൻെറ അവസാനം കമ്പനി ഉടമയുടെ കൊലപാതകത്തിലാണ് കലാശിച്ചത്. ഒരു ലക്ഷം രൂപക്ക് മാസം 15,000 രൂപ ലാഭവിഹിതം തരാമെന്ന് പറഞ്ഞാണ് ഇതിലേക്ക് ആളുകളെ ആകർഷിപ്പിച്ചത്. ഇത്രയും ലാഭവിഹിതം ഒരു കമ്പനിക്ക് നൽകാൻ കഴിയുമോ എന്നുപോലും പലരും ആലോചിക്കില്ല. ബിറ്റ്കോയിൻെറ Bitcoin പേരിലാണ് ബി.ടി.സി േഗ്ലാബൽ തട്ടിപ്പ് നടത്തിയത്. തങ്ങളുടെ പൈസ ബിറ്റ്കോയിനിലാണ് നിക്ഷേപിക്കുന്നതെന്നും അതിൻെറ മൂല്യം കൂടുന്നതിന് അനുസരിച്ചാണ് ലാഭവിഹിതം തരുന്നതെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാൽ, മണിചെയ്ൻ മാർക്കറ്റിങ് തന്ത്രം തന്നെയായിരുന്നു ഇവർ നടപ്പാക്കിയത്. ആദ്യം പണം നിക്ഷേപിച്ചവർക്ക്, അവരുടെ പിറകെ വരുന്നവരിൽനിന്ന് പണം ലാഭമെന്ന പേരിൽ നൽകുന്ന ലളിതമായ സിദ്ധാന്തമാണ് ഇവിടെ അരങ്ങേറിയത്. ഇങ്ങനെ വലിയൊരു തുക കമ്പനികളുടെ കൈവശം വന്നപ്പോൾ അവർ പണവുമായി മുങ്ങി. ഇത് തന്നെയാണ് ക്യുനെറ്റ്, ലോങ്റിച്ച് ടെക്നോളജീസ് പോലുള്ള കമ്പനികളും നടത്തിയത്. മോറിസ് കോയിൻ Morris coin എന്ന ക്രിപ്റ്റോ കറൻസിയുടെ crypto currency പേരിലാണ് ലോങ്റിച്ച് ടെക്നോളജീസ് ആളുകളിൽനിന്ന് പണം പിരിച്ചെടുത്തത്. ഇത്തരം കമ്പനികളിൽ ആദ്യഘട്ടത്തിൽ പണം നിക്ഷേപിക്കുന്നവർക്ക് നല്ല സമ്പാദ്യം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. എന്നാൽ, കമ്പനി ഉടമകൾ മുങ്ങാൻ പോകുന്ന സമയത്ത് പണം നിക്ഷേപിച്ചവരാകും എപ്പോഴും കുടുങ്ങുക. കൂടാതെ, ആദ്യഘട്ടത്തിൽ ഉയർന്ന ലാഭവിഹിതം കിട്ടിയത് കണ്ടിട്ട് ഉള്ളതെല്ലാം വിറ്റുപൊറുക്കി വീണ്ടും നിക്ഷേപിച്ചവർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നത് പറയാതെ വയ്യ. പല രാജ്യങ്ങളും എംഎൽഎം ബിസിനസ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സൗദി അറേബ്യ പോലുള്ള നാടുകളിൽ ഇവ നിരോധിച്ചിട്ടുണ്ട്. മറ്റുള്ളവരെ പറ്റിച്ചാണ് ഇവിടെ പണം സമ്പാദിക്കുന്നത് എന്നതിനാൽ ഇത് ഹറാമാണെന്നാണ് സൗദിയിലെ മുസ്ലിം പണ്ഡിതരുടെ പക്ഷം. ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഇത്തരം കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ പറുപ്പെടുവിച്ചിട്ടുണ്ട്. ഇത്തരം കമ്പനികൾ ആദ്യം സർക്കാറിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷന്റെ അംഗീകാരത്തോട് കൂടി മാത്രമേ ഇപ്പോൾ ഇവ തുടങ്ങാൻ സാധിക്കൂ. കേന്ദ്ര സർക്കാറിൻെറ കൺസ്യൂമർ അഫേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടെ കമ്പനികളിൽ മാത്രം പണം നിക്ഷേപിക്കുക. പെട്ടെന്ന് പണക്കാരനാകാനുള്ള മോഹം കാരണം തട്ടിപ്പ് കമ്പനികളിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ജീവിത ചെലവുകളിൽ എപ്പോഴും മിതത്വം പാലിക്കുക. നമ്മുടെ വരുമാനത്തിന് അനുസരിച്ച് മാത്രം ചെലവഴിക്കുക മൂല്യം കുറയുന്ന സാധനങ്ങൾ അനാവശ്യമായി ലോണെടുത്ത് വാങ്ങാതിരിക്കുക. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം ആവശ്യത്തിന് മാത്രം മതി. വ്യാജ ബിറ്റ്കോയിൻ പദ്ധതികളിൽ പണം നിക്ഷേപിക്കാതിരിക്കുക. OctFx Trading app, WazirX, coin switch kuber പോലുള്ള ആപ്പുകളെക്കുറിച്ച് പഠിച്ചശേഷം മാത്രം ക്രിപ്പ്റ്റോകറൻസി സ്വന്തമാക്കുക. മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ പണം നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു വഴിയുണ്ട്, അത് മോഹവാഗ്ദാനങ്ങൾ നൽകി വരുന്ന ആൾക്കാരെ വിശ്വസിച്ച് മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ ചേരാതിരിക്കലാണ്. അതിന് പകരം മറ്റുള്ള നല്ല പാസീവ് വരുമാന മാർഗങ്ങൾ കണ്ടെത്തുക. ഹ്യുണ്ടായ് വെന്യു ഡീസൽ ഫൺ ടു ഡ്രൈവ് ' മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ MLM പണം നഷ്ടപ്പെടാതിരിക്കാനുള്ള വഴികൾ ഹ്യുണ്ടായ് വെന്യു ഡീസൽ: ‘ ഫൺ ടു ഡ്രൈവ് ‘ NISSAN MAGNITE – ഏത് വേരിയൻറ് തെരഞ്ഞെടുക്കണം? 2020 ഹ്യുണ്ടായ് i20 – മാറ്റങ്ങളേറെ, ഫീച്ചേഴ്സുകളും ലക്ഷദ്വീപിലേക്ക് കുറഞ്ഞചെലവിൽ ഈസിയായി യാത്ര പോകാം; ഇതാ അടിപൊളി പാക്കേജ് ഇത് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്; റോഡിലെ ഓരോ വരകളും Road Markings പരിചയപ്പെടാം 2020 ഹ്യുണ്ടായ് i20 – മാറ്റങ്ങളേറെ, ഫീച്ചേഴ്സുകളും ഇടവിട്ടുള്ള ഉപവാസത്തിന് റെഡിയാണോ? പ്രമേഹവും ഹൃദ്രോഗവും വരെ മാറിനിൽക്കും NISSAN MAGNITE – ഏത് വേരിയൻറ് തെരഞ്ഞെടുക്കണം? ഫോക്സ്‌വാഗൺ പോളോയുടെ പോരായ്മകൾ; അഥവാ… Outbeat Online ഇത് ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പ്; റോഡിലെ ഓരോ വരകളും Road Markings പരിചയപ്പെടാം 2020 ഹ്യുണ്ടായ് i20 – മാറ്റങ്ങളേറെ, ഫീച്ചേഴ്സുകളും ഇടവിട്ടുള്ള ഉപവാസത്തിന് റെഡിയാണോ? പ്രമേഹവും ഹൃദ്രോഗവും വരെ മാറിനിൽക്കും NISSAN MAGNITE – ഏത് വേരിയൻറ് തെരഞ്ഞെടുക്കണം? മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ MLM പണം നഷ്ടപ്പെടാതിരിക്കാനുള്ള വഴികൾ ഹ്യുണ്ടായ് വെന്യു ഡീസൽ: ‘ ഫൺ ടു ഡ്രൈവ് ‘ NISSAN MAGNITE – ഏത് വേരിയൻറ് തെരഞ്ഞെടുക്കണം? സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | കോട്ടയം കൈവരിച്ചത് ചരിത്രനേട്ടം: കോട്ടയം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദ സദ്ഭരണ ഓഫീസുകളായി ബഹു.കേരള നിയമസഭാ സ്പീക്കര്‍ ശ്രീ.പി.ശ്രീരാമകൃഷ്ണന്‍ 2017 ഒക്ടോബര്‍ മാസം 26-ാം തീയതി കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പ്രഖ്യാപിച്ചു.ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളെയും ജനസൗഹൃദ ഗ്രാമപഞ്ചായത്തുകളായി മാറ്റിക്കൊണ്ട് ജില്ലയെ ഇന്ത്യയിലെ ആദ്യത്തെ ജനസൗഹൃദ സദ്ഭരണ ജില്ലയാക്കി മാറ്റുകയെന്ന പ്രവര്‍ത്തനമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയുംജീവനക്കാരേയും ചേര്‍ത്തുകൊണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഏറ്റെടുത്തത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ട് ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനം ശുപാര്‍ശകളില്ലാതെ ക്രമപ്രകാരം കൃത്യമായ കൈകളിലേക്ക് എത്തിക്കുകയെന്നതും, ഓഫീസുകളുടെ ഭൗതിക സൗകര്യം വര്‍ദ്ധിപ്പിച്ചുകൊണ്ടും ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടും പൊതുജനങ്ങളോടുളള ജീവനക്കാരുടെ മനോഭാവം മാറ്റി എടുത്തുകൊണ്ടും ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ട് എന്നുളള ബോധത്തിലേക്ക് ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കാഴ്ചപ്പാട് എത്തിച്ചുകൊണ്ടും ജനസൗഹൃദസദ്ഭരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ ജില്ലക്ക് സാധിച്ചു. പാബ്ലോ നെരൂദ, അന്ന അഖ്മത്തോവ, റോബര്‍ട്ട് കാപ, എല്‍ഫ്രിദെ ജെലിനെക്, നിക്കോസ് കസന്‍ദ് സക്കിസ്, കാള്‍ ക്രൗസ്, സൂസണ്‍ സൊണ്‍ടാഗ് തുടങ്ങിയ ഇരുപത്തിയഞ്ച് വിശ്വസാഹിത്യകാരന്മാരുടെ വ്യക്തിജീവിതത്തെയും അവരുടെ സാഹിത്യപ്രവര്‍ത്തനങ്ങളെയും അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാമാന്യാസ്വാദകര്‍ക്കും വിദേശ സാഹിത്യകാരന്മാരെയും കൃതികളെയും കുറിച്ചറിയാനുതകുന്ന ലഘു ലേഖനങ്ങള്‍. 1940ല്‍ കണ്ണൂരില്‍ ജനിച്ചു. ഭവിവാഹം ഒരു പഠനം സെക്‌സ് ഒരു പഠനം വിദ്യാര്‍ത്ഥികള്‍; അവരുടെ പ്രശ്‌നങ്ങള്‍ ഭശരീഅത്ത് വിവാദങ്ങളും യാഥാര്‍ത്ഥ്യവും' എന്നിവ പ്രധാനകൃതികള്‍. ഇപ്പോള്‍ തലശ്ശേരിയിലെ പുന്നോല്‍ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ഭാര്യ: ശരീഫ. മക്കള്‍: സാജിദ, ഖലീല്‍, ആഷിഖ്, ഷഫീഖ്. വിലാസം: ഭഷാന്‍ താഴെ ചൊവ്വ, കണ്ണൂര്‍18. ആത്മാവ് വെളിപ്പെടുത്തുകയും അരികില്‍ കൊണ്ടുവരികയും ചെയ്യുന്നവളേ, രാത്രി ഒളിപ്പിക്കുകയും വിദൂരത്താക്കുകയും ചെയ്യുന്നവളേ… എന്റെ സ്വപ്‌നത്തിന്റെ ആകാശങ്ങളില്‍ ചിറകടിച്ചു പറക്കുന്ന മനോഹരമായ ആത്മാവേ, മണ്ണിനടിയില്‍ ഒളിഞ്ഞുകിടക്കുന്ന പൂവിന്റെ വിത്തുകളെപ്പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ മയങ്ങിക്കിടക്കുന്ന വികാരങ്ങളെ നീ ഉണര്‍ത്തി… നിന്റെ ശരീരവും അതിന്റെ സത്തയും കാണാന്‍ എന്നെ അനുവദിക്കൂ… നീ ഭൂമിയില്‍ സ്വതന്ത്ര്യയാണെങ്കില്‍ അങ്ങനെ നിനനെ് ഞാന്‍ സ്വപ്‌നം കാണട്ടെ, ഞാന്‍ നിന്നെ സ്പര്‍ശിക്കട്ടെ, ഞാന്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ… ‘ജിബ്രാന്‍ കൃതികളുടെ മൃദുവായ കാല്പനിക സ്പര്‍ശനമേറ്റ് തരളമാവാത്ത എഴുത്തുകാര്‍ കേരളത്തില്‍ കുറവായിരിക്കും. അവിടെയും ഇവിടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ജിബ്രാന്‍ വിവര്‍ത്തനങ്ങള്‍ മലയാളസാഹിത്യത്തിനുമേല്‍ തെളിഞ്ഞ മഴത്തുള്ളികളായി പെയ്തിറങ്ങിയിട്ടുണ്ട്. സാഹിത്യത്തില്‍ ”തല” ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങുമ്പോഴും ”ഹൃദയ”ത്തിന്റെ ആര്‍ദ്രത നിലനിര്‍ത്താന്‍ സഹായിച്ച കനിവായിരുന്നു അവ. ലബനന്‍ താഴ്‌വരയിലെ മൂന്നു മുത്തുകളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. മാര്‍ത്ത; യുഗങ്ങളുടെ ധൂളിയും അനാദികാലത്തിന്റെ അഗ്നിയും; ഭ്രാന്തന്‍ യോഹന്നാന്‍.’-ചന്ദ്രമതി സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി. താരം നാലോ അഞ്ചോ ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്ന് റെനെ മെഡിസിറ്റി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. ‘കള’ സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ടൊവിനോ യെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയ്ക്കും പ്രാര്‍ഥനയ്ക്കും ടൊവിനോ തോമസ് നന്ദി അറിയിച്ചു. ഷൂട്ടിംഗിനിടെ പരിക്കേറ്റ് ഐ സി യുവില്‍ ചികിത്സയിലായിരുന്ന ടൊവിനോ തോമസ് സുഖം പ്രാപിച്ചു ഷൂട്ടിംഗിനിടെ പരിക്കേറ്റ് ഐ സി യുവില്‍ ചികിത്സയിലായിരുന്ന ടൊവിനോ തോമസ് സുഖം പ്രാപിച്ചു ‘കള’ എന്ന മലയാള സിനിമാ ഷൂട്ടിംഗിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് സുഖം പ്രാപിച്ചു. തന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച ഒമിക്രോൺ രാജ്യത്തുടനീളം വ്യാപിച്ചതിന് ശേഷം കൊച്ചുകുട്ടികൾക്കിടയിൽ ആശുപത്രി പ്രവേശനം വർദ്ധിച്ചതായി ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് ഒമിക്രോൺ രാജ്യത്തുടനീളം വ്യാപിച്ചതിന് ശേഷം കൊച്ചുകുട്ടികൾക്കിടയിൽ ആശുപത്രി പ്രവേശനം വർദ്ധിച്ചതായി ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. എന്നാല്‍, അവർ പ്രത്യേകിച്ച് രോഗബാധിതരാണോ എന്ന് അറിയാൻ ഇപ്പോള്‍ സാധ്യമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പുതിയ കോവിഡ് വേരിയന്റിനെക്കുറിച്ച് ദക്ഷിണാഫ്രിക്ക ലോകത്തിന് മുന്നറിയിപ്പ് നൽകിയതിന് ശേഷമുള്ള ആഴ്ചയിൽ, രാജ്യത്ത് മുമ്പത്തെ മൂന്ന് തരംഗങ്ങളെ അപേക്ഷിച്ച് അണുബാധകൾ അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുകളുടെ ആദ്യ ഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ പിന്നീടത് പ്രായമായവരിലേക്ക് ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ട്രമ്പിന്റെ അതിര്‍ത്തി നയം പനഃസ്ഥാപിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വാഷിംഗ്ടണ്‍: ട്രമ്പ് ഭരണകൂടം അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികള്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയില്‍ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ അനുവദിച്ചു ഇസ്ലാമാബാദ്: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും ജീവൻരക്ഷാ മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ ഇന്ത്യക്ക് വെള്ളിയാഴ്ച അനുമതി ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് അപ്‌ഡേറ്റുകൾ: പുതിയ മ്യൂട്ടന്റ് സ്‌ട്രെയ്‌നിന് മൂന്നാം തരംഗമുണ്ടാക്കാനുള്ള എല്ലാ സവിശേഷതകളും ഉണ്ടെന്ന് മുൻനിര ജീനോം സീക്വൻസിംഗ് വിദഗ്ധൻ ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിനെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, രാജ്യത്ത് കോവിഡ്-19ന്റെ മൂന്നാം തരംഗം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഈ ഒമിക്രോൺ: തിയേറ്ററുകളിലും മാളുകളിലും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ എന്ന് കർണാടക സർക്കാർ ബെംഗളൂരു: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ രണ്ട് കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് കർണാടക സർക്കാർ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ മരക്കാർ മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ) ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ ബെംഗളൂരു: വ്യത്യസ്ത മതത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രണയത്തിന്റെപേരിൽ കർണാടകത്തിൽ വീണ്ടും കൊലപാതകം. വിജയപുര ജില്ലയിലെ അലമേല താലൂക്കിലുള്ള ബലഗനൂർ ഗ്രാമത്തിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അലമേല സ്വദേശി രവി നിംബരാഗി(34)യാണ് മരിച്ചത്. ഇദ്ദേഹവുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. രവിയെ കൊലപ്പെടുത്തിയശേഷം കിണറ്റിൽ തള്ളുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. മറ്റൊരുമതത്തിൽപ്പെട്ട ഇരുപത്തി നാലുകാരിയുമയി രവി നാലു വർഷമായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തെ യുവതിയുടെ കുടുംബം എതിർത്തിരുന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് എച്ച്.ഡി. അനന്തകുമാർ പറഞ്ഞു. ഇതാണ് കൊലപാതകത്തിന്‌ കാരണമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങൾവാങ്ങാൻ പോയ രവിയെ കാണാതായി. തുടർന്ന്, തന്റെ വീട്ടിലുള്ളവരുടെ ഭീഷണി രവിക്കുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. ഇതിൽ കേസെടുത്ത പോലീസ് വെള്ളിയാഴ്ച യുവതിയുടെ സഹോദരനെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് പ്രദേശത്തെകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയെ ജില്ലയിലെ സർക്കാർ സാന്ത്വനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം 28-ന് ബലഗാവിയിൽ ഇതര മതക്കാരിയായ യുവതിയുമായുള്ള ബന്ധത്തിന്റെപേരിൽ അർബാസ് അഫ്താബ് മുല്ല (24) എന്നയാളെ കൊലപ്പെടുത്തിയിരുന്നു. അഫ്താബിന്റെ മൃതദേഹം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. യുവതിയുടെ രക്ഷിതാക്കളേയും ശ്രീരാമസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ നേതാവുമുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ കുടുംബം അഫ്താബിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീരാമസേന ഹിന്ദുസ്ഥാൻ നേതാവിനാണ് ക്വട്ടേഷൻ നൽകിയതെന്നും കണ്ടെത്തിയിരുന്നു. കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിൽ ഫീസ് 10,000 രൂപ വർധിപ്പിച്ചു ബെംഗളൂരു: കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ഫീസ് 2021-22 അധ്യയനവർഷം കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിൽ ഫീസ് 10,000 രൂപ വർധിപ്പിച്ചു റോഡിലെ കുഴിയിൽവീണ ഇരുചക്രവാഹന യാത്രികൻ ലോറികയറി മരിച്ചു 5 .ഒലെഗ് ബ്ലോക്കിൻ (1975) – 23 വയസ്സ്, 55 ദിവസം 4 .ജോർജ്ജ് ബെസ്റ്റ് (1968) – 22 വയസ്സ്, 212 ദിവസം 1968 ൽ അന്നത്തെ ബാലൺ ഡി ഓർ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി ജോർജ്ജ് ബെസ്റ്റ് മാറി.ഫൈനലിൽ ബെൻഫിക്കയെ 4-1 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്യൻ കപ്പ് നേടികൊടുത്തതിന് ശേഷമാണ് ബെസ്റ്റിന് ഈ ബഹുമതി ലഭിച്ചത്. ഫൈനലിൽ ബെൻഫിക്കയ്‌ക്കെതിരായ ഒന്ന് ഉൾപ്പെടെ 1967-68ൽ നടന്ന എല്ലാ മത്സരങ്ങളിലും നോർത്തേൺ ഐറിഷ്കാരൻ 32 ഗോളുകൾ നേടി.മാഞ്ചസ്റ്റർ യുണൈറ്റഡിനായി 400 മത്സരങ്ങളിൽ നിന്ന് 179 ഗോളുകൾ നേടിയിട്ടുണ്ട്. ബാലൺ ഡി ഓർ ചരിത്രത്തിലെ ഏറ്റവും ഏറ്റവും കൂടുതൽ നേടിയ താരമാണ് മെസ്സി. മെസ്സി ആദ്യത്തെ ബാലൺ ഡി ഓർ നേടിയതിനു ശേഷം പത്തു വർഷത്തിന് ശേഷം ആറാം അവാർഡ് നേടി. ബാഴ്സലോണക്കൊപ്പം ആര് കിരീടങ്ങൾ നേടിയാണ് മെസ്സി 2009 ൾ അവാർഡ് നേടിയത്.തന്റെ ഏറ്റവും അടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ 240 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഏറ്റവും പ്രായം കുറഞ്ഞ ബാലൺ ഡി ഓർ വിജയികളിലൊരാളായി മെസ്സി മാറിയത്.ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവയുടെ കോണ്ടിനെന്റൽ ട്രെബിൾ നേടിയ മെസ്സി 38 ഗോളുകൾ നേടി.22-കാരൻ സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും നേടി. ❝ഫുട്‍ബോൾ ലോകത്ത് കിരീടങ്ങൾ വാരിക്കൂട്ടി കത്തി നിൽക്കുന്ന ആ… പാബ്ലോ അയ്മർ “നിർഭാഗ്യം എന്ന പേര് കൂടുതൽ ചേരുന്ന… 2001 ൽ ബാലൺ ഡി ഓർ നേടി മൈക്കൽ ഓവൻ രണ്ട് പതിറ്റാണ്ടിലേറെക്കാലാത്തിന്‌ ശേഷം ബാലൺ ഡി ഓർ നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനായി മാറി.ആ വർഷം ലിവർപൂൾ ലീഗ് കിരീടം നേടിയില്ലെങ്കിലും എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി കൊടുത്തു.2000-01ൽ നടന്ന എല്ലാ മത്സരങ്ങളിലും 24 ഗോളുകൾ നേടിയ 22 കാരൻ യുവേഫ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്കിനെ 3-2 ന് തോൽപ്പിച്ചു കിരീടം നേടി. 1 .റൊണാൾഡോ നസാരിയോ (1997) – 21 വയസ്സ്, 95 ദിവസം 1997 ല് ബാലൺ ഡി ഓർ നേടി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഫുട്ബോൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പൂർണ്ണമായ സ്‌ട്രൈക്കർമാരിൽ ഒരാളായ ബ്രസീലിയൻ സ്‌ട്രൈക്കർ ആ സീസണിൽ ബാഴ്സയ്ക്കൊപ്പം 50 ഗോളുകൾ നേടി. ആ വര്ഷം കറ്റാലൻ ഭീമന്മാർക്കൊപ്പം കപ്പ് വിന്നേഴ്സ് കപ്പ് നേടി.അഞ്ച് വർഷത്തിന് ശേഷം റൊണാൾഡോ തന്റെ രണ്ടാമത്തെ ബാലൺ ഡി ഓർ നേടി.രണ്ട് ലാ ലിഗ, കോപ അമേരിക്ക, ഫിഫ ലോകകപ്പ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനുശേഷം, തന്റെ 22-ാം ജന്മദിനത്തിന് മുമ്പ് ബാലൺ ഡി ഓർ അവാർഡ് നേടിയ ഒരേയൊരു കളിക്കാരനായി റൊണാൾഡോ നസാരിയോ ഇപ്പോഴും തുടരുന്നു. എനിക്ക് 30 വയസ്സാണ്. ജോലി സ്ഥലത്ത് എനിക്ക് വളരെ അടുപ്പമുള്ള ഒരു പുരുഷസുഹൃത്തുണ്ട്. ഞങ്ങളുടേത് വളരെ നല്ല ഒരു സൗഹൃദമാണ്. പക്ഷേ, എന്റെ ഭര്‍ത്താവ് ഈ ബന്ധത്തെ സംശയത്തോടെയാണ് കാണുന്നത്. ഞാന്‍ എന്താണ് ചെയ്യേണ്ടത്? *ഭര്‍ത്താവ് നല്ല മൂഡില്‍ ഉള്ളപ്പോള്‍ സൗമ്യമായി നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ്‌കൊടുക്കുക. അത് അത്യാവശ്യമാണ്. കഴിയുന്നതും നിങ്ങളുടെ സുഹൃത്തിനെ ഭര്‍ത്താവുമായി പരിചയപ്പെടുത്തുക. അപ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറിക്കൊള്ളും. നിങ്ങളിലുള്ള വിശ്വാസം ദൃഢപ്പെടുകയും ചെയ്യും. പങ്കാളിക്ക് മറ്റൊരു ആത്മബന്ധം ഉള്ളത് നേരിയ സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കുന്നത് സ്വാഭാവികം തന്നെ. ഏത് ബന്ധത്തിലും പരസ്പരം വിശ്വാസമാണ് പ്രധാനം. കാര്യങ്ങള്‍ അപ്പപ്പോള്‍ തുറന്ന് സംസാരിക്കുന്നതാണ് നല്ലത്. ഞാന്‍ ലൂബ്രിക്കന്‍റുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് പെട്രോളിയം ബേസ്ഡ് ലൂബ്രിക്കന്‍റ് വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്‍റ്' എന്നിങ്ങനെ. ഏതാണ് കൂടുതല്‍ ആരോഗ്യകരം *പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. കാരണം അത് ശാരീരികമായ ഒട്ടേറെ അസ്വസ്ഥതയുണ്ടാക്കും കെ.വൈ.ജെല്ലി' പോലുള്ള 'വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്‍റ്‌സാ'ണ് കൂടുതല്‍ നല്ലത്. പലപ്പോഴും ആവശ്യത്തിനുള്ള ഉത്തേജനപ്രവൃത്തികള്‍ ഇല്ലാത്തതിനാലാണ് ലൂബ്രിക്കന്‍റുകള്‍ വേണ്ടിവരുന്നത്. ചിലപ്പോള്‍ അണുബാധയും ഹോര്‍മോണ്‍ തകരാറുകളും ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 31 വയസ്സുള്ള വിവാഹിതയാണ് ഞാന്‍. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക്‌ശേഷം എനിക്ക് ഫംഗസ് ബാധ ഉണ്ടായി. ഇതുവരെ കുട്ടികളായിട്ടില്ല. അനവധി ചികിത്സകള്‍ ചെയ്‌തെങ്കിലും രോഗം മാറുന്നില്ല. എന്താണ് പരിഹാരം. *ഇത് ഒരു മാറാരോഗമല്ല എന്ന വസ്തുത ആദ്യം മനസ്സിലാക്കുക. ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. വിദഗ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അണുബാധയുടെ കാരണങ്ങള്‍ അറിയുക. അത് ഫംഗസ് ബാധയോ അതോ ബാക്ടീരിയബാധയോ എന്നറിയണം. അതിനനുസരിച്ചാണ് ചികിത്സിക്കേണ്ടത്. നിങ്ങളും ഭര്‍ത്താവും ചികിത്സയ്ക്ക് വിധേയരാവണം. ചികിത്സയുടെ കാലയളവില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. (ലൈംഗികതയെക്കുറിച്ച് ആരോഗ്യകരമായ അറിവുകള്‍ പറഞ്ഞുതരുന്ന പംക്തി. ലോകപ്രശസ്ത സെക്‌സോളജിസ്റ്റ്് ഡോ. പ്രകാശ് കോത്താരിയും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രച്‌നാ കോത്താരിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ പംക്തി) സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ രാജ്യത്ത് നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമെ മിച്ചമുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകും.ഊര്‍ജ്ജ ഉല്പാദനം ഗണ്യമായി വര്‍ധിക്കുകയും ഖനികളില്‍ വെള്ളം നിറഞ്ഞ് പ്രവര്‍ത്തനക്ഷമമല്ലാതാവുകയും ചെയ്തതോടെയാണ് കല്‍ക്കരിക്ക് ക്ഷാമം രൂക്ഷമായത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്ത് വൈദ്യുതി ഉല്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ക്ഷാമം രൂക്ഷമായതോടെ പകുതിയോളം നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന സ്ഥിതിയിലാണുള്ളത്. രാജ്യാന്തര വിപണിയിൽ കൽക്കരിക്ക് വില കൂടിയത് ഇറക്കുമതിയെയും ബാധിച്ചു. 104 താപനിലയങ്ങളിൽ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളിൽ സെപ്റ്റംബർ 30 ന് തന്നെ സ്റ്റോക്ക് തീർന്നു. 39 നിലയങ്ങളിൽ മൂന്നു ദിവസം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കൽക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ. യൂറോപ്പിലും ചൈനയിലും അടക്കം കൽക്കരി ഉപഭോഗം കൂടിയതോടെ ഇറക്കുമതിക്കുള്ള ചെലവും കൂടി.കല്‍ക്കരി ക്ഷാമം പൂര്‍ണമായി ഇല്ലാതായി പൂര്‍വസ്ഥിതിയിലെത്താന്‍ ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. വേനൽ മാറി ഒക്ടോബർ പകുതിയോടെ കാലാവസ്ഥ മാറുകയും തണുപ്പാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയാണ് പതിവ്. ആ സാഹചര്യത്തില്‍ നിലവിലുള്ള പ്രതിസന്ധിയ്ക്ക് അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തുമ്പോൾ വൈദ്യുതി ആവശ്യവും കുത്തനെ ഉയർന്നു. പക്ഷെ കൽക്കരി ഉല്പാദനത്തിലെ മാന്ദ്യം തിരിച്ചടിയായി. കനത്ത മഴയിൽ കൽക്കരി ഖനികളിൽ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകൾ വെള്ളത്തിൽ മുങ്ങിയതും ക്ഷാമം രൂക്ഷമാകാന്‍ കാരണമായി.നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ കല്‍ക്കരിക്ഷാമം ഇത്രയും രൂക്ഷമായ സ്ഥിതി രാജ്യത്തുണ്ടായിട്ടില്ല. ഓഗസ്റ്റ് ആദ്യം ശരാശരി 13 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടായിരുന്ന നിലയില്‍ നിന്ന് കുറഞ്ഞുവന്നാണ് ഇപ്പോള്‍ നാല് ദിവസത്തേക്ക് മാത്രമുള്ള സ്റ്റോക്ക് അവശേഷിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം വലിയ പ്രതിസന്ധിയിലേക്ക് പോകാതെ ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി അഭിപ്രായപ്പെട്ടു. മാറി മറിഞ്ഞ് ഋതുഭേദങ്ങൾ; കടലെടുക്കുന്ന കേരള തീരം സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഇന്ധന വിലയില്‍ കേന്ദ്രം വരുത്തിയത് തുച്ഛമായ തീരുവ ഇളവ്: സിപിഐ സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കോവിഡ്; 4471 രോഗമുക്തര്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള ഒരു ന്യൂസ്റൂമിന് നിർണായകമായ ഇടപെടലുകൾ നടത്താൻ സാധിക്കും: ആർ രാജഗോപാൽ ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു INDvNZ ഒരോറ്റ ഇന്നിംഗ്‌സ് മതി അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തും സഹതാരത്തെ പിന്തുണച്ച് ചേതേശ്വര്‍ പൂജാര അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് ആയിരുന്നു. ആ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ആവര്‍ത്തിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. കാണ്‍പൂര്‍: അടുത്തകാലത്തായി മോശം ഫോമിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane ഈ വര്‍ഷം തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ (Australia) പരമ്പരയില്‍ സെഞ്ചുറി നേടിയ ശേഷം ശ്രദ്ധിക്കപ്പെടുന്ന ഇന്നിംഗ്‌സൊന്നും രഹാനെ കളിച്ചിട്ടില്ല. അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്ക് ആയിരുന്നു. ആ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ ആവര്‍ത്തിക്കാനാവുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇതിനിടെ സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരം ചേതേശ്വര്‍ പൂജാര (Cheteshwar Pujara ഒരു മികച്ച ഇന്നിംഗ്‌സ് രഹാനെയെ ഫോമിലെത്തിക്കാന്‍ സഹായിക്കുമെന്ന് പൂജാര വ്യക്തമാക്കി രഹാനെ പ്രതിഭയാണ്. എല്ലാതാരങ്ങളും കരിയറില്‍ മോശം കാലഘട്ടത്തിലൂടെ കടന്നുപോകും. അത് ക്രിക്കറ്റിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാകും. രഹാനെ ആത്മവിശ്വാസമാണ് ബാറ്റ്‌സ്മാനാണ്. ഫോമിലെത്താന്‍ കഠിന പ്രയ്തനമെടുക്കുന്നുണ്ട് രഹാനെ. ഒരു മികച്ച ഇന്നിംഗ്‌സ് രഹാനെയെ ഫോമിലെത്താന്‍ സഹായിക്കും പൂജാര വ്യക്തമാക്കി. ''ഒരിക്കല്‍ റണ്‍സ് കണ്ടെത്തിയാല്‍ തുടര്‍ച്ചായി റണ്‍സ് നേടികൊണ്ടേയിരിക്കും. നെറ്റ്‌സില്‍ അദ്ദേഹം കഠിനപ്രയ്തനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ പരമ്പരയില്‍ തന്നെ അദ്ദേഹം വലിയ സ്‌കോറുകള്‍ നേടുമെന്നാണ് എന്റെ വിശ്വാസം പൂജാര പറഞ്ഞു. യുവതാരം ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റ് കളിക്കമെന്നും പൂജാര ഉറപ്പുനല്‍കി. എന്നാല്‍ ബാറ്റിംഗ് പൊസിഷന്‍ തീരുമാനിക്കുക പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണെന്നും അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ലെന്നും പൂജാര കൂട്ടിച്ചേര്‍ത്തു. Ashes സ്റ്റോക്‌സ് എറിഞ്ഞത് 14 നോബോളുകള്‍, ശ്രദ്ധയില്‍പ്പെട്ടത് രണ്ടെണ്ണം മാത്രം; ഗബ്ബയില്‍ ഗുരുതര വീഴ്ച്ച ഡെസ്‌ക്‌ടോപ്പിൽ നിന്ന് സ്വകാര്യവും സുരക്ഷിതവുമായ കോളിംഗ് അവതരിപ്പിക്കുന്നു WhatsApp-ന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പിൽ സ്വകാര്യവും സുരക്ഷിതവുമായ വൺ-ടു-വൺ വോയ്‌സ് കോളുകളും വീഡിയോ കോളുകളും ഇപ്പോൾ ലഭ്യമാണ് എന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്കേറെ ആവേശമുണ്ട്. ഒരു വലിയ സ്‌ക്രീനിൽ കോളുകൾക്ക് മറുപടി നൽകുന്നത് സഹപ്രവർത്തകർക്കൊപ്പം സഹകരിച്ച് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നു, ഒരു വലിയ ക്യാൻവാസിൽ നിങ്ങളുടെ കുടുംബത്തെ കൂടുതൽ വ്യക്തമായി കാണുന്നതിന് അനുവദിക്കുന്നു, അല്ലെങ്കിൽ സംസാരിക്കുമ്പോൾ തന്നെ മുറിയിൽ അങ്ങുമിങ്ങും നടക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ കൈകൾ സ്വതന്ത്രമാക്കുന്നു. ഡെസ്ക്ടോപ്പ് കോളിംഗ് കൂടുതൽ പ്രയോജനപ്രദമാക്കുന്നതിന്, പോർട്രെയ്‌റ്റ് ഓറിയന്റേഷനിലും ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലും സുഗമമായി പ്രവർത്തിക്കുന്നുവെന്നും നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിൽ വലുപ്പം മാറ്റാവുന്ന ഒരു വിൻഡോയിൽ ദൃശ്യമാകുന്നുവെന്നും ബ്രൗസർ ടാബിലോ തുറന്ന വിൻഡോകളുടെ കൂമ്പാരങ്ങൾക്കിടയിലോ നിങ്ങളുടെ വീഡിയോ ചാറ്റുകൾ ഒരിക്കലും നഷ്‌ടപ്പെടാതിരിക്കാൻ അവയെപ്പോഴും ഏറ്റവും മുകളിൽ ആയിരിക്കുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. WhatsApp-ലെ വോയ്‌സ് കോളുകളും വീഡിയോ കോളുകളും ആദ്യാവസാനം എൻ‌ക്രിപ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, അതിനാൽ നിങ്ങളുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ വിളിച്ചാലും WhatsApp-ന് അവ കേൾക്കാനോ കാണാനോ കഴിയില്ല. WhatsApp ഡെസ്‌ക്‌ടോപ്പ് ആപ്പിൽ ഞങ്ങൾ വൺ-ടു-വൺ കോളുകൾ നൽകിത്തുടങ്ങുകയാണ്, അതിനാൽ നിങ്ങൾക്ക് വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഒരു അനുഭവം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഭാവിയിൽ ഗ്രൂപ്പ് വോയ്‌സ് കോളുകളും വീഡിയോ കോളുകളും ഉൾപ്പെടുത്തുന്ന തരത്തിൽ ഞങ്ങൾ ഈ ഫീച്ചർ വിപുലീകരിക്കും. ആളുകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സ്വകാര്യവും സുരക്ഷിതവുമായ ഡെസ്ക്ടോപ്പ് കോളിംഗ് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. Windows PC-യിലും Mac-ലും ഡെസ്ക്ടോപ്പ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നതുൾപ്പെടെയുള്ള കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ വായിക്കാൻ കഴിയും. ഞങ്ങളുടെ അപ്‌ഡേറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ സേവന നിബന്ധനകളും സ്വകാര്യതാ നയവും അവലോകനം ചെയ്യുന്നതിന് WhatsApp ഉപയോക്താക്കളോട് ഞങ്ങൾ എങ്ങനെ ആവശ്യപ്പെടും എന്നതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് ചെയ്ത പ്ലാനുകൾ ഇന്ന് ഞങ്ങൾ പങ്കിടുകയാണ്. ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങളാണ് ഞങ്ങൾ മുമ്പ് അഭിമുഖീകരിക്കേണ്ടി വന്നത്, എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അത് പരിഹരിക്കുന്നതിനുള്ള കഠിന പരിശ്രമങ്ങൾ ഞങ്ങൾ ഇപ്പോഴും തുടരുകയാണ്. ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ സൂചിപ്പിക്കട്ടെ, WhatsApp-ൽ ഒരു ബിസിനസ് സ്ഥാപനവുമായി ചാറ്റ് ചെയ്യുന്നതിനോ ഷോപ്പ് ചെയ്യുന്നതിനോ ഉള്ള പുതിയ വഴികൾ ഞങ്ങൾ വികസിപ്പിക്കുകയാണ്, ഈ വഴികൾ നിങ്ങൾ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. വ്യക്തിഗത മെസേജുകൾ എല്ലായ്‌പ്പോഴും ആദ്യാവസാനം എൻ‌ക്രിപ്‌റ്റ് ചെയ്യപ്പെടും, അതിനാൽ WhatsApp-ന് അവ വായിക്കാനോ കേൾക്കാനോ കഴിയില്ല. ഈ സാഹചര്യത്തിൽ, എന്തൊക്കെ കാര്യങ്ങൾ കൂടുതൽ നന്നായി ചെയ്യാൻ കഴിഞ്ഞേക്കും എന്നതിനെ കുറിച്ച് ഞങ്ങൾ ഏറെ ചിന്തിച്ചിട്ടുണ്ട്. ആദ്യാവസാന എൻ‌ക്രിപ്ഷനെ പ്രതിരോധിക്കുന്നതിന്റെ ഞങ്ങളുടെ ചരിത്രം എല്ലാവരും അറിയണമെന്നും ആളുകളുടെ സ്വകാര്യതയും സുരക്ഷയും പരിരക്ഷിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയിൽ എല്ലാവരും വിശ്വാസം അർപ്പിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മൂല്യങ്ങളും അപ്‌ഡേറ്റുകളും WhatsApp-നുള്ളിൽ നേരിട്ട് പങ്കിടാൻ ഞങ്ങൾ ഇപ്പോൾ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കുന്നു. ഭാവിയിൽ നിങ്ങളുടെ വീക്ഷണഗതികൾ കൂടുതൽ വ്യക്തമാക്കുന്നതിന് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും. വരുന്ന ആഴ്‌ചകളിൽ, ആളുകൾക്ക് സ്വന്തം സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വായിക്കാവുന്ന കൂടുതൽ വിവരങ്ങൾ നൽകുന്ന ഒരു ബാനർ ഞങ്ങൾ WhatsApp-ൽ പ്രദർശിപ്പിക്കും. ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ആശങ്കകൾ‌ പരിഹരിക്കുന്നതിനായി ഞങ്ങൾ കൂടുതൽ‌ വിവരങ്ങൾ‌ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ, WhatsApp ഉപയോഗിക്കുന്നത് തുടരാൻ ഈ അപ്‌ഡേറ്റുകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ഞങ്ങൾ ആളുകളെ ഓർമ്മിപ്പിച്ച് തുടങ്ങും. ഈ സമയത്ത്, എന്തൊക്കെ ഫീച്ചറുകളാണ് മറ്റ് ആപ്പുകൾ നൽകുന്നതെന്ന് കാണുന്നതിന്, ചില ആളുകൾ, മറ്റ് ആപ്പുകൾ പരീക്ഷിച്ച് നോക്കിയേക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളോട് മത്സരിക്കുന്ന മറ്റ് ചില കമ്പനികൾ, തങ്ങൾക്ക് ആളുകളുടെ മെസേജുകൾ കാണാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നതിൽ നിന്ന് വഴുതിമാറാൻ ശ്രമിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് ഒരു ആപ്പ് ഡിഫോൾട്ടായി ആദ്യാവസാന എൻ‌ക്രിപ്ഷൻ നൽകുന്നില്ലെങ്കിൽ, അവയ്ക്ക് നിങ്ങളുടെ മെസേജുകൾ വായിക്കാൻ കഴിയുമെന്നാണ് അതിനർത്ഥം. WhatsApp-ന് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ അളവിലുള്ള വ്യക്തിഗത വിവരങ്ങളാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്നതിനാൽ തങ്ങളുടെ ആപ്പുകളാണ് മികച്ചതെന്ന് ചില കമ്പനികൾ പറയുന്നു. WhatsApp-ന് പരിമിതമായ അളവിലുള്ള കുറച്ച് ഡാറ്റ ആവശ്യമാണെങ്കിൽ പോലും, ആളുകൾ ആഗ്രഹിക്കുന്നത് വിശ്വസനീയവും സുരക്ഷിതവുമായ ആപ്പുകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ കുറിച്ച് ഏറെ ചിന്തിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്, കൂടുതൽ വിവരങ്ങൾ ഇല്ലാതെ, കുറച്ച് വിവരങ്ങളോടെ, ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നത് ഞങ്ങൾ തുടരും. ആശങ്കകൾ‌ അഭിസംബോധന ചെയ്യുന്നതിനായി ഞങ്ങളെ സഹായിക്കുന്നതിനും ഏത് ചോദ്യങ്ങൾ‌ക്കും ഉത്തരം നൽ‌കുന്നതിനായി സന്നദ്ധത കാണിക്കുന്നതിനും സന്മനസ്സ് കാട്ടിയ എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ 2021-നായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് അവസാനിപ്പിച്ചിട്ടില്ല, വരാൻ പോകുന്ന ആഴ്ചകളിലും മാസങ്ങളിലും പല വിവരങ്ങളും പങ്കിടുന്നതിന് ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഞങ്ങളുടെ അടുത്തിടെയുള്ള അപ്‌ഡേറ്റിന് കൂടുതൽ സമയം നൽകൽ ഞങ്ങളുടെ പുതിയ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്ന് പലയാളുകളും ഞങ്ങളെ അറിയിക്കുകയുണ്ടായി. ആശങ്കയുണ്ടാക്കുന്ന ഒരുപാട് തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്, ഞങ്ങളുടെ തത്വങ്ങളും വസ്തുതകളും മനസ്സിലാക്കുന്നതിന് എല്ലാവരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നിബന്ധനകൾ അവലോകനം ചെയ്യാനും അംഗീകരിക്കാനും ആളുകളോട് ആവശ്യപ്പെടുന്ന തീയതി ഞങ്ങൾ ഇപ്പോൾ നീട്ടി വയ്ക്കുകയാണ്. ഫെബ്രുവരി 8-ന് ആരുടെയും അക്കൗണ്ട് താൽക്കാലികമായി അവസാനിപ്പിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതല്ല. WhatsApp-ൽ സ്വകാര്യതയും സുരക്ഷയും പ്രവർത്തിക്കുന്ന രീതിയെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ സംശയനിവൃത്തി വരുത്തുന്നതിന് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുകയാണ്. മെയ് 15-ന് പുതിയ ബിസിനസ് ഓപ്ഷനുകൾ ലഭ്യമാകും മുമ്പ്, പുതുക്കിയ നയം, സ്വന്തം സമയം അനുസരിച്ച് അവലോകനം ചെയ്യുന്നതിന് സാവധാനത്തിൽ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നതിനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ആദ്യാവസാന എൻ‌ക്രിപ്ഷന്റെ പ്രയോജനം ലോകമെമ്പാടുമുള്ള ആളുകൾക്ക് എത്തിക്കാൻ WhatsApp സഹായിച്ചു, ഈ സുരക്ഷാ സാങ്കേതികവിദ്യയെ അതേപടി നിലനിർത്തുന്നതിൽ ഇപ്പോഴും ഭാവിയിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സംശയനിവൃത്തിക്കായി ഞങ്ങളെ സമീപിച്ച എല്ലാവർക്കും വസ്തുതകൾ പ്രചരിപ്പിക്കാനും ഊഹാപോഹങ്ങൾ തടയാനും സഹായിച്ച നിരവധി പേർക്കും നന്ദി. സ്വകാര്യമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമായി WhatsApp-നെ മാറ്റുന്നതിനായി ഞങ്ങളുടെ എല്ലാ വിഭവസാമഗ്രികളും ഉപയോഗിക്കുന്നത് ഞങ്ങൾ തുടരും. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു പ്രാഥമിക ഓഹരി വില്‍പ്പന ലോകത്തിലെ ഏറ്റവും വലിയ കമ്പനിയുടേതായാലും കമ്പനി എത്രമാത്രം വില്‍ക്കാന്‍ തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മൂല്യത്തിലെ മുന്നേറ്റമെന്നും വിദഗ്ധര്‍ പറയുന്നു.ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പന ചൈനയിലെ ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്‍പനയില്‍ പോയത്. ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം Taste Plus ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം ഈ ഒരൊറ്റ ട്രിക് അറിഞ്ഞാൽ ഗ്യാസ് കുറ്റി തീരാറായോ അതോ ഫുൾ ടാങ്ക് ആണോ എന്ന് ഇനി കുലുക്കി നോക്കാതെ അറിയാം.കാലം ഓരോ ദിവസം കഴിയുമ്പോളും പുരോഗതിയാര്ജിച്ചു വരികയാണ്, പണ്ട് കാലങ്ങളിലെ പരമ്പരാഗത വിറകടുപ്പുകളിൽ നിന്നും മാറി ഗ്യാസ് അടുപ്പുകൾ, കറന്റിൽ പ്രവർത്തിക്കുന്ന അടുപ്പുകൾ എന്നിവ നമ്മുടെ അടുക്കളയിൽ സ്ഥലം പിടിച്ചു കഴിഞ്ഞു.എന്നാൽ സൂക്ഷിച്ചുപയോഗിച്ചില്ലേൽ കാശു പോകുന്ന വഴി കാണില്ല. പരമ്പരാഗത അടുപ്പുകളിൽ നിന്നും ക്രമേണ ചെലവ് കൂടിയവയാണ് ഇവാ. എല്ലാവരും വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പുകളിലേക്ക്മാറിയിരിക്കുകയാണ്. സമയ ലാഭം പാചകം ചെയാൻ എളുപ്പം എന്നത് തന്നെ എല്ലാവരെയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നതു. ഇത്തരം പാചക വാതകങ്ങൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ട്രിക്കുകൾ. ഗ്യാസ് കുറ്റിയിൽ എത്രത്തോളം ഗ്യാസ് ഇനി ബാക്കിയുണ്ട് എന്നറിയാൻ ഗ്യാസ് കുറ്റി പൊക്കി നോക്കുകയോ, ചെരിച്ചു നോക്കുകയോ ആണ് പതിവ്. എന്നിട്ടും നമ്മുടെ കാൽക്കുലേഷൻ തെറ്റാറുണ്ട്. ഗ്യാസ് തീരാറായോ എന്നത് മുമ്ബ് അറിയുകയാണെകിൽ മാത്രമേ മുൻകൂട്ടി ഗ്യാസ് ബുക്ക് ചെയ്യുവാനും മറ്റും സാധിക്കുകയുള്ളൂ. അങ്ങനെ വരുമ്പോൾ എന്താണ് വേണ്ടത് എന്നറിയാൻ ഉള്ള ഒരു കുറുക്ക് വിദ്യ ആണ് പറയാനുള്ളത്. മാത്രമല്ല ഗ്യാസ് ഏജൻസിയിൽ നിന്ന് ഒരു ഗ്യാസ് കൊണ്ട് വരുമ്പോഴും നമുക്ക് അന്നേരം തന്നെ എത്ര ഗ്യാസ് ഉണ്ട് എന്ന് പരിശോധിച്ച് എടുക്കാവുന്നതാണ്. കൂടുതൽ ട്രിക്കുകൾ അറിയാം.അടുക്കള ടിപ്പുകളൂം വിശേഷങ്ങളും ഈ പേജിലൂടെ പങ്കു വെക്കുന്നു.എല്ലാരും കണ്ടു നോക്കണേ.നിത്യ ജീവിതത്തിൽ ഉപയോഗപ്രദമാകുന്ന കിടിലൻ ടിപ്പുകൾ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sujas World Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. നെയ്യിൽ വറുത്തെടുത്ത പഴം നിറച്ചത് കഴിച്ചാലോ..വായിൽ കപ്പലോടും തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് രാവിലെ ഇനി എന്ത് എളുപ്പം..ബ്രേക്ക് ഫാസ്റ്റ് ഇനി ഈസിയായി തയാറാക്കാം..ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ മകളുടെ മുഖം കാണിക്കാതെ ഭാമ പൊന്നോമനയ്ക്ക് ഒരുവയസ്സ്.. പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി അർജുൻ; സുദർശന കുട്ടിക്കൊപ്പം ഉള്ള ആദ്യ വീഡിയോ ആഘോഷമാക്കി അച്ഛനും അമ്മയും! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല എലി ശല്യം പൂർണമായും ഒഴിവാക്കാൻ… തിരുവന്തപുരം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു (43) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുവെങ്കിലും അവസാന പരിശോധനാഫലം നെഗറ്റീവായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.നിലവില്‍ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഊര്‍ജസ്വലതയും ആത്മാര്‍പ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവര്‍ത്തകനായിരുന്നു പി ബിജുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി – യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഒക്ടോബര്‍ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.പത്ത് ദിവസത്തിന്ശേഷം കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് അസുഖങ്ങള്‍ വര്‍ദ്ധിച്ചു. ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. വൃക്കകള്‍ തകറാറിലായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഡയാലിസ് ചെയ്തിരുന്നു. അച്ഛന്‍: പ്രഭാകരന്‍, അമ്മ: ചന്ദ്രിക, ഭാര്യ: ഹര്‍ഷ, മക്കള്‍, നയന്‍ (4 വാവക്കുട്ടന്‍ (1) ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കുന്നത്… മൈസൂരുവില്‍ കോവിഡ് ബാധിച്ച നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ എണ്ണം… വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ഷെര്‍ലക്‌ഹോംസിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഓര്‍മക്കുറിപ്പുകള്‍. 1894-ല്‍ പുറത്തുവന്ന ഈ കഥകളുടെ പരമ്പരയില്‍ സില്‍വര്‍ ബ്ലെയിസ് എന്ന പന്തയക്കുതിരയുടെ തിരോധാനവും ഗ്രീക്ക് ദ്വിഭാഷിയുടെ ദുരന്തവും മസ്‌ഗ്രേവ് അനുഷ്ഠാനമെന്ന വിചിത്രമായ കടങ്കഥയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രീക്ക് ദ്വിഭാഷിയില്‍ ഹോംസിന്റെ ജ്യേഷ്ഠനും ജീനിയസ്സുമായ മൈക്രോഫ്റ്റ് ഹോംസിനെയും പരിചയപ്പെടുത്തുന്നു. ഹോംസിന് ശക്തനായ ഒരെതിരാളിയായി പ്രൊഫസര്‍ മൊറിയാര്‍ട്ടി പ്രത്യക്ഷപ്പെടുന്ന കഥയാണ് അവസാനകൃത്യം. ലണ്ടനിലെ എല്ലാ കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുവായി അദൃശ്യനായി വര്‍ത്തിക്കുന്ന മൊറിയാര്‍ട്ടിയും ഹോംസും തമ്മില്‍ നടക്കുന്ന പോരാട്ടത്തിന് ലണ്ടനും യൂറോപ്പുമെല്ലാം പശ്ചാത്തലമാകുന്നു. ഹോംസ് പരമ്പരയിലെ ക്ലാസിക് കഥകളുടെ സമാഹാരം. വിശ്വപ്രസിദ്ധ കുറ്റാന്വേഷകന്‍. 1859 മെയ് 22ാം തീയതി എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹസ്റ്റിലും എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലും പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടി. ചെറുകഥാ രചനയ്ക്ക് പുതിയ മാനം നല്കി. ഷെര്‍ലക് ഹോംസ് എന്ന ബുദ്ധിരാക്ഷസനായ കഥാപാത്രത്തെ സൃഷ്ടിച്ചു. നേവല്‍ ഓഫ് ജാക്കറ്റ്, കാലാള്‍പ്പടയ്ക്കുള്ള സ്റ്റീല്‍ ഹെല്‍മറ്റ് എന്നിവ രംഗത്തു കൊണ്ടുവന്നു. യുബോട്ടുകളുടെ അപകട സാധ്യതകളെപ്പറ്റി ഒന്നാം ലോക മഹായുദ്ധത്തിനു മുമ്പ് താക്കീത് നല്കി. A Study in Scarlet, The Adventures of Sherlock Holmes, The Valley of Fear, His Last Bow, The Case Book of Sherlock Holmes, The Lost World, The Refugees എന്നിവ പ്രധാന കൃതികള്‍. 1930 ജൂലായ് 7ാം തീയതി അന്തരിച്ചു. റിയാലിറ്റി ഷോയിലെ ആട്ടമറിയാത്ത പാട്ടുകാരന്‍ കൊച്ച് കണ്ണീരോടെ വിട വാങ്ങുന്ന രംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഏലിയാമ്മയ്ക്ക് കണവന്‍ വര്‍ഗ്ഗീസ്മാപ്പിളയുടെ പതിനായിരം വാട്ട്സിലുള്ള കാറല്‍ അത്രയ്ക്കങ്ങു പിടിച്ചില്ല. കണവന്‍ ചൂണ്ടിപ്പിടിച്ച വിരല്‍ ലക്ഷ്യ്മിടുന്ന ദിക്കിലേക്കു നോക്കിയ ഏല്യാമ്മ “എന്റീശോയേ ” എന്നുവിളിച്ച് അകത്തുപോയി എന്തോ ഒരു പൊതിയുമെടുത്ത് ഇറങ്ങി ഒറ്റയോട്ടം. ഏല്യാമ്മയുടെ ഓട്ടം കണ്ട് അയല്‍‌വാസി വിറകു വെട്ടുകാരന്‍ പത്രോസും കൂടെയോടിയപ്പോള്‍ പത്രോസിന്റെ ഭാര്യ മേരിക്കുട്ടിയും തന്റെ കുട്ടികളുടെ അപ്പച്ചന്റെ പിന്നാലെ വച്ചുപിടിച്ചു. പിന്നീട് സകല നാട്ടിലും നടക്കുന്നപോലെ അതൊരു കൂട്ടയോട്ടമായിമാറി. കണ്ടവര്‍ കണ്ടവര്‍ ഏലിയാമ്മയുടെ പിന്നാലെ ഓട്ടത്തിനുകൂടി. ഓടിയോടി കുരിശുപള്ളിയ്ക്കടുത്തെത്തിയ ഏല്യാമ്മ മാതാവിനു രണ്ട് മെഴുകുതിരിയും കത്തിച്ച് ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു നടന്നു. കൂടെയോടിയ നാട്ടുകാര്‍ ഏലിയാമ്മയുടെ ചുറ്റും കൂടി. ഏലിയാമ്മയ്ക്ക് അത്ഭുതം “ഇതെന്നാ മാതാവെ എന്റെ പിന്നാലെ ആള്‍ക്കൂട്ടം ” തിരിഞ്ഞോടാന്‍ ഭാവിച്ച ഏലിയാമ്മച്ചേടത്തിയെ നാട്ടിലെ സാത്താന്റെ സന്തതി മാത്തുക്കുട്ടി പിടിച്ചു നിര്‍ത്തി. “എന്നതാ ഏലിയാമ്മെ രണ്ടു മെഴുകുതിരികത്തിയ്ക്കാനാണൊ നീ നോമിനേഷന്‍ കൊടുക്കാന്‍ നേതാക്കളോടുന്നപോലെ ഓടിയത് ” “അല്ല മാത്തുക്കുട്ടീ, എനിയ്ക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഇതറിയാനാണൊ നാട്ടുകാരായ നാട്ടുകാരെല്ലാം കുറ്റിയും പറിച്ച് എന്റെ പിന്നാലെ കൂടിയത് ” ഇതുപറഞ്ഞതും ഏല്യാമ്മ പൊട്ടിച്ചിരിച്ചു.അതുകേട്ടു പേടിച്ച കൊച്ചുകുട്ടികള്‍ ഓടിയോളിച്ചു. മുതിര്‍ന്നവര്‍ വരുന്നത് വരട്ടെ എന്ന രീതിയിലങ്ങു സഹിച്ചുനിന്നു. ചിരിയുടെ ഇളക്കം നിന്നപ്പോള്‍ ഏലിയാമ്മ ഏങ്ങലോടെ പറഞ്ഞുതുടങ്ങി. “ അതേ അടുത്ത വീട്ടിലെ അന്നാമ്മയുടെ പുന്നാര മോന്‍ കുരുത്തം കെട്ട ജോയിക്കുട്ടിയുടെ തലയില്‍ ഇടിത്തീ വീണാല്‍ ഒരു പത്ത് മെഴുകുതിരി മാതാവിനു കത്തിച്ചോളാമേ എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ ഇടിത്തീയ്ക്ക് പകരം ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീഴുന്നത് കണ്ടതും പത്ത് മെഴുകുതിരിയില്‍ നിന്നും രണ്ടെണ്ണമെടുത്ത് മാതാവിനു കത്തിയ്ക്കാമെന്നു കരുതി ഓടിയതാ.” കാര്യം നിസ്സാരം) ഇതു കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും ജോയിച്ചന്റെ അമ്മച്ചി അന്നാമ്മച്ചേടത്തി സ്വന്തം നെഞ്ചിങ്കൂടിനിട്ട് ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓരോ ഇടിയുടെയും എണ്ണം പിടിച്ചുകൊണ്ടിരുന്നു ഒന്നേ രണ്ടേ മൂന്നേ തലയില്‍ തേങ്ങാവീണു സാരമായി പരിക്കുപറ്റിയ ജോയിക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. ജോയിക്കുട്ടിയുടെ അവസാന ശ്വാസം കണ്ടെന്നവകാശപ്പെടാന്‍ ബന്ധുമിത്ര ശത്രുവാദികള്‍ ശ്വാസമടക്കി ഹോസ്പിറ്റലിന്റെ വരാന്തയില്‍ കുത്തിയിരിപ്പു തുടങ്ങി. ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീണ പ്രശ്നം നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി . തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു കള്ളം പറയുന്നവനു പറ്റിയ വേഷം) നാട്ടുകാരുടെ താക്കീതും കയ്യിലെടുത്ത് ഖദറുമിട്ട് നടന്ന ചിന്തകന്‍ മുദ്രാവാക്യങ്ങള്‍ മാറിമാറി വിളിച്ചപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ ചിന്തകനും ഒരു കസേരയിട്ടുകൊടുത്തു. കിട്ടിയ കസേരയില്‍നിന്നും എഴുന്നേല്‍ക്കാതെതന്നെ ചിന്തകന്‍ ജോയിക്കുട്ടിയെ ചതിച്ച തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഉത്തരവിറക്കി. പ്രതിപക്ഷം ഇളകിമറിഞ്ഞു തെങ്ങു വെട്ടിമാറ്റിയാല്‍ ഭാവിയില്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ പാലങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ഭീതി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ തരുന്നതും തെങ്ങായത്കൊണ്ട് തെങ്ങുകളില്ലാത്ത കാരണം മഴയെങ്ങാനും പെയ്യാതെ വന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ പാവം ക്ഷീരകര്‍ഷകര്‍ പട്ടിണിയിലാകുമെന്ന ദുരന്ത സത്യവും ജനങ്ങളെ ബോധ്യപ്പെടുത്തി. മാസങ്ങള്‍ കഴിഞ്ഞിട്ടും തലയില്‍ തേങ്ങാ വീണ ജോയിക്കുട്ടിക്കു ബോധം നഹി. ചിന്തകന്റെ നേതൃത്വത്തില്‍ ഭരണ പക്ഷം തെങ്ങു മുറിച്ചു മാറ്റലില്‍ തന്നെ ഉറച്ചു നിന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ഇനി എന്തു വിശ്വസിച്ച് തെങ്ങു നിറഞ്ഞ കേരളത്തിലൂടെ സഞ്ചരിക്കും? തൊണ്ടിനുപോലും വിലയില്ലാത്ത തേങ്ങകള്‍ കുന്നുകൂടിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ? വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ടിന്നിലടച്ച ഇളനീര്‍ ആന്റ് തേങ്ങാച്ചമ്മന്തി ഇറക്കി വെക്കാന്‍ സ്ഥലമില്ലാതെ വരില്ലെ? സ്ഥലം മുടക്കികളായ തേങ്ങകള്‍ കേരള ജനതയെ ഇനിയും പട്ടിണിക്കിടാതെയിരിക്കണമെങ്കില്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. തെങ്ങുകള്‍ കേരളത്തില്‍ നിന്നും ഇല്ലാതാവണം. ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും കളറില്‍ മുക്കിയ സ്വദേശി വിദേശികളെ കാലിയാക്കിക്കൊണ്ടിരുന്നു. പക്ഷെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല എങ്കിലും ഹര്‍ത്താലുകളും കല്ലേറുകളും മുറപോലെ നടന്നുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും തേങ്ങാ തലയില്‍ വീണ മുറിവുമായി നമ്മുടെ ജോയിക്കുട്ടി ആശുപത്രിയില്‍ കോമായില്‍ മയങ്ങുകയാണ്. കൂടെ ആശുപത്രി വരാന്തയില്‍ ജോയിക്കുട്ടിയെ വെള്ളയില്‍ പൊതിയുന്ന ദിവസവും കാത്ത് ബന്ധുക്കള്‍ കം ശത്രുക്കളും കുത്തിയിരിക്കുന്നു. തെങ്ങു മുറിച്ചുമാറ്റുന്നതിനുള്ള കോടാലി തന്റെ ഭാര്യയുടെ (ഇട)വകയിലുള്ള അമ്മാവന്റെ മകന്റെ കോടാലിക്കമ്പനിയില്‍നിന്നുതന്നെ വാങ്ങണമെന്ന ഘടകകക്ഷി നേതാവിന്റെ ആവശ്യം കണ്ടില്ലെന്നു നടിച്ചാല്‍ മന്ത്രിസഭ കാണില്ലാ എന്ന ബോധോദയം കൊണ്ട് ഭരണകക്ഷി നേതാവ് കോടാലി വാങ്ങാനുള്ള പണത്തിനു ഖജനാവില്‍ കോലിട്ടിളക്കിക്കൊണ്ട് ഉത്തരവിറക്കി. “ആരവിടെ ” കോടാലികള്‍ കെട്ടുകളായി ഇറങ്ങിത്തുടങ്ങി. സര്‍ക്കാറാപ്പീസിനു മുന്‍പില്‍ക്കിടന്ന് കോടാലികള്‍ മഴയും, മഞ്ഞും കൊണ്ട് തുരുമ്പെടുത്തിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും. പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തി ചതുരമേശയ്ക്കു ചുറ്റും ഭരണപക്ഷത്തിന്റേയും പ്രതി പക്ഷത്തിന്റെയും സമാധാന ചര്‍ച്ചകള്‍ നടന്നു. സായിപ്പിന്റെ കൈപിടിച്ചു പലരും പലപ്രാവശ്യം കുലുക്കിയപ്പോള്‍ സായിപ്പിന്റെ ഫുത്തി വികസിച്ചു കേരളമണ്ണിന്റെ മര്‍മ്മത്തുതന്നെ പൊട്ടിവീണു. തേങ്ങ വീണു പരിക്കുപറ്റുന്നതില്‍നിന്നും രക്ഷനേടാന്‍ തെങ്ങു മുറിക്കേണ്ട ആവശ്യമില്ല എന്ന കണ്ടുപിടുത്തം പ്രതിപക്ഷത്തിന്റെ നാവിനെ കമന്റ് മോഡറേഷനിട്ടു കുരുക്കി ഇനിമുതല്‍ കേരളത്തിലെ വോട്ടര്‍മ്മാര്‍ തേങ്ങാ സ്പെഷ്യല്‍ ഹെല്‍മെറ്റ് ധരിക്കുക. ഹെല്‍മെറ്റ് ധരിക്കാത്തവരെ പിരിവിട്ടു പിടിക്കാന്‍ പോലീസുകാര്‍ ഉണ്ടയില്ലാത്ത തോക്കുകളുമായി നാട്ടുവഴികളില്‍ പതിയിരിക്കുക എന്ന തീരുമാനവുമായി ചതുരമേശ സമ്മേളനം മദാമ്മയുടെ പട്ടിക്കുട്ടിയുടെ രണ്ട് ഓരിയിടലോടെ പിരിച്ചുവിട്ടു. സായിപ്പിന്റെ വിദേശകമ്പനിയിലെ ഹെല്‍മെറ്റുകള്‍ കെട്ടുകളായി കേരളനാട്ടിലിറങ്ങി. പകരം കിട്ടിയ കുറേ കെട്ടുകള്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിദേശ നിക്ഷേപങ്ങളിലും ഇറങ്ങി. നാട്ടുകാരായ നാട്ടുകാരെല്ലാം തലയില്‍ ഹെല്‍മെറ്റുമായി നടത്തം തുടങ്ങി. ഹെല്‍മെറ്റു വെക്കാത്തവരെ തിരഞ്ഞുപിടിച്ച് പോക്കറ്റുതപ്പാന്‍ നിയമപാലകരുമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷം വിത്ത് സമാധാനം കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലെന്ത് ഹെല്‍മെറ്റുണ്ടല്ലൊ). കോമയില്‍ കിടന്ന നമ്മുടെ ജോണിക്കുട്ടി ഒരു സുപ്രഭാതത്തില്‍ ബന്ധുക്കള്‍ കം ശത്രുക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തന്നെ ബന്ധിച്ച ഗ്ലൂക്കോസ് കുപ്പികളെ തട്ടിമാറ്റി ഇറങ്ങി ഓടി. പിന്നാലെ ബന്ധുക്കള്‍ കം ശത്രുക്കളും. ലൂസിക്കുട്ടിയുടെ വീട്ടിലെ മതിലു ചാടി ഓടി പരിചയമുള്ള ജോണിക്കുട്ടിയുടെ പിന്നാ‍ലെയോടിയ ബന്ധുക്കളും സകല നാട്ടുകാരും തളര്‍ന്നവശരായി. വിലക്കയറ്റം വരുന്ന കാലത്ത് വിലകൂട്ടി വില്‍ക്കാന്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ട ഗോഡൌണും പിന്നിട്ട് ജോണിക്കുട്ടി ശരം വിട്ടപോലെ ഓടുകയാണ്. ജോണിക്കുട്ടിയുടെ അമ്മച്ചി അന്നാമ്മക്കുട്ടി തന്റെ നെഞ്ചിങ്കൂടിന് വീണ്ടും ആഞ്ഞടിച്ചു ഓട്ടത്തിനിടയില്‍ നാട്ടുകാര്‍ അത് കൌണ്ട് ചെയ്തുകൊണ്ടിരുന്നു. ജോണീക്കുട്ടി, ഏലിയാമ്മയുടെ വീടു ലക്ഷ്യമാക്കി ഓടുന്നത് കണ്ടപ്പോള്‍ തന്നെ തന്റെ തലയില്‍ ഇടിത്തീവീഴാന്‍ മാതാവിനു മെഴുകുതിരി കത്തിച്ച ഏലിയാമ്മയുടെ രക്തം ജോണിക്കുട്ടി എടുത്ത് കുപ്പിയിലാക്കുമെന്ന കാര്യം ഉറപ്പായി. തന്റെ വീടിനു നേരെ ചീറിപ്പാഞ്ഞുവരുന്ന ജോണിക്കുട്ടിയേയും സംഘത്തിനേയും കണ്ട ഏലിയാമ്മച്ചേടത്തി അടുക്കള വാതില്‍ വഴി പുറത്തു കടക്കാന്‍ ഒരു ശ്രമം നടത്തിയതാണ് പക്ഷേ ജോണിക്കുട്ടി അപ്പോഴേക്കും പിന്നില്‍ നിന്നും ഏലിയാമ്മയെ കടന്നു പിടിച്ചിരുന്നു. ജോണിക്കുട്ടിയുടെ ചോരക്കണ്ണുകളില്‍നിന്നും തീപാറുന്നത് കണ്ട ഏലിയാമ്മ മരണത്തിനു തൊട്ടു മുന്‍പുള്ള പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു. “മോനെ ജോണിക്കുട്ടീ ഏലിയാമ്മ ച്ചേടത്തിക്ക് ഒരു പറ്റു പറ്റിയതാടാ ഇനി മേലില്‍ മാതാവിനു മെഴുകുതിരി നേരില്ലേ ” ജോണിക്കുട്ടി അട്ടഹസിച്ചു“മെഴുകുതിരി നേരില്ലെ നീ പരട്ട കിളവീ ഇനിയും മെഴുകുതിരി നേരണം പത്ത് മെഴുകുതിരിയല്ല പതിനായിരം മെഴുകുതിരി അതിനുള്ള കാശ് ഈ ജോണിക്കുട്ടി തരും” വീടിനു ചുറ്റും തടിച്ചുകൂടിയ ജനസാഗരത്തിനു സംശയം, അല്ല അവരതങ്ങ് ഉറപ്പിച്ചു ജോണിക്കുട്ടിയുടെ തലയില്‍ തേങ്ങ വീണതു മുതല്‍ ലവിടെ സാത്താന്‍ കയറിയങ്ങ് പൊറുതി തുടങ്ങി. ആരൊക്കെയോ വിളിച്ചു പറഞ്ഞു “ഏലിയാമ്മേ കുരിശെടുത്ത് സാത്താനു നേരെ പിടി” ഏലിയാമ്മ കുരിശുപോയിട്ട് പൊട്ടിവന്ന അരിശം പോലും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതൊന്നും കാര്യമാക്കാതെ ജോണിക്കുട്ടി തന്റെ അലറല്‍ തുടര്‍ന്നു “നീ മാതാവിനു മെഴുകുതിരി നേര്‍ന്നാല്‍ ഫലമുണ്ടാകും അത്കൊണ്ട് നമ്മുടെ രൂപയുടെ കുത്തനെ ഉയര്‍ന്ന മൂല്യം താഴേക്കു വരാന്‍ പതിനായിരം മെഴുകുതിരി നേരണം മെഴുകുതിരി ഞാന്‍ തരും ” ഇതു കേട്ടപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ വിരുന്നിനുപോയ ശ്വാസം തിരിച്ചെത്തി ശ്വാസം ആഞ്ഞുവലിച്ച ഏലിയാമ്മച്ചി ജോണിക്കുട്ടിയോട് ന്യായമായ ഒരു ചോദ്യം ചോദിച്ചു. “എന്നാത്തിനാ ജോണിക്കുട്ട്യേ രൂപയുടെ മൂല്യം കുറയ്ക്കുന്നത്?” “ ഹഹ ചേടത്തീ എന്റെ ഇച്ചായന്‍ അങ്ങ് ഗള്‍ഫീന്നയക്കുന്ന പണത്തില്‍ നിന്നും അടിച്ചുമാറ്റിയല്ലായൊ പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഞാന്‍ അങ്ങു കഞ്ഞിവെള്ളം കുടിക്കുന്നത്?” “ഇപ്പോ രൂപയുടെ മൂല്യം കൂടിയത്കാരണം ഇച്ചായന്‍ പണമയക്കുന്നകാര്യത്തിലും മൂല്യ നിര്‍ണ്ണയം നടത്തി ” അങ്ങിനെ ഒടിച്ചു മടക്കിപ്പറഞ്ഞാല്‍ പതിനായിരം മെഴുകുതിരി നമ്മുടെ ഏലിയാമ്മ നേര്‍ന്നതും രൂപയുടെ മൂല്യം ശടപ്ടേന്ന് താഴോട്ടു പതിച്ചു. ജോണിക്കുട്ടി തന്റെ കരാറു പ്രകാരം പതിനായിരം മെഴുകുതിരിക്കു പകരം പതിനായിരത്തൊന്നു മെഴുകുതിരി ഏലിയാമ്മയ്ക്ക് വാങ്ങിച്ചുകൊടുത്തു. രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ഫോറിന്‍ പണം ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ചുമ്മാ ഒരു രസത്തിന്) വെള്ളപ്പാച്ചില്‍ പോലെ നാട്ടിലേക്കൊഴുകാന്‍ തുടങ്ങി. ഷെയര്‍മാര്‍ക്കറ്റില്‍ സമ്പാദ്യമത്രയും കുത്തിത്റ്റിരുകിയ ഔസേപ്പ് മാപ്പിള ബോധം കെട്ടപ്പോള്‍ മിച്ചം വന്ന പുരയിടത്തിന് അവകാശികളായ ആരൊക്കെയോ ആശുപത്രിയിലേക്കു കെട്ടിയെടുത്തു. കഞ്ഞിവെക്കാനുള്ള അരിയുടെ വില മാര്‍ക്കറ്റ് ഇടിഞ്ഞാലും വല്ലവനും കെട്ടിപ്പൊക്കിയാലും താഴോട്ട് വരാത്തതിനാല്‍ പാടത്ത് പണിക്കുപോകുന്ന ദേവസ്യയും മക്കളും പഴയപോലെ കൂര്‍ക്കം വലിച്ചുറങ്ങി. അന്നു മുതല്‍ ജോണിക്കുട്ടിയോടുള്ള ശത്രുത അവസാനിപ്പിച്ച നമ്മുടെ ഏല്യാമ്മച്ചേടത്തി ഇനി വല്ല ഇടിത്തീയും വീഴുകയാണെങ്കില്‍ നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി എഴുതിയത് രസികന്‍ at 9:00 AM Labels: മു‌ല്യം, മെഴുകുതിരി, ഹാസ്യം, ഹെല്‍മെറ്റ്‌ അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും. ഇനിയിപ്പോ, നമ്മുടെ രാഷ്ട്രിയക്കാരുടെ തലയിൽ, ഇടിതീ, അല്ല, വല്ല കൊട്ടതേങ്ങയും വീഴാൻ ഞാനും ഏലിയാമ്മ ചേടത്തിയെ കാണുവാൻ പോകുവാ. ഇത്തിരി മെഴുക്‌തിരി കളഞെച്ചാലും, കാര്യം നടക്കുവല്ലോ. ‘നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി ‘ “തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു കള്ളം പറയുന്നവനു പറ്റിയ വേഷം)“ ചിരിച്ച് ചിരിച്ച് മതിയായീ.ഏലിയാമ്മ പുരാണം കലക്കീ..ഈ ഐഡിയകളൊക്കെ ഇത്ര രസകരമായി അവതരിപ്പിക്കുന്നല്ലോ.. ഏലിയാമ്മയുടെ മെഴുകുതിരി എന്നൊക്കെ കേട്ടപ്പോള്‍ വളരെ ഉഷാറായി വന്നതാണ് വായിക്കാന്‍ തിരിച്ച്പൊവുന്നത് ഒരു വെടിക്കെട്ട് വായിച്ച് രസിച്ച സന്തോഷത്തിലും. നല്ല അസ്സലു പൊസ്റ്റ്. കൊടു കൈ നന്നായിരിക്കുന്നു. ഒരുപാടു ഏരിയ കവര്‍ ചെയ്തിട്ടുണ്ട് നല്ലൊരു satire വായിച്ച് സംതൃപ്തി അഭിനന്ദനങ്ങള്‍ മൊത്തത്തില്‍ രസികന്‍.ഇഷ്ടപ്പെട്ട ഒരു വാചകം ഉണ്ട്, "തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി" ഒരുപാട്‌ സംഭവകുംഭവങ്ങള്‍ (അര്‍ത്ഥം ചോദിയ്ക്കരുത്‌ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മെഴുക്തിരി പോസ്റ്റ്‌ ജോര്‍ എന്നാലും ഖദറിനിട്ടും ഒരു കൊട്ട്‌ പിന്നെ ആ കുരിശ്‌ പോയിട്ട്‌ അരിശം പോലും വരാത്ത അവസ്ഥയുണ്ടല്ലോ അത്‌ കലക്കി. പിന്നെ ഒരു രസത്തിനു ഇപ്പോള്‍ എല്ലാവരു കൂടി ഒഴുക്കുന്ന പൈസ. അതിന്റെ കാര്യം പോക്കാണെന്ന് പറയേണ്ടതില്ല രസികാ നല്ല പോസ്റ്റ് രസികാ. ഗൗരവമുള്ള ഒരുപാട് കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ ആ “ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി”യുടെ ഗുട്ടൻസ് പിടികിട്ടിയില്ല കേട്ടോ. അത് ശരി..അപ്പൊ,അങ്ങനെയാണ് അപ്പൊ റിയാലിന്റെ മൂല്യം കുത്തനെ കൂടിയത്.എന്നാലും,അന്നമ്മ ചേടത്തി ഇങ്ങനെ നെഞ്ചിന്‍ കൂട് തന്നത്താന്‍ ഇടിച്ചു തകര്‍ക്കണ്ടായിരുന്നു ചിരിച്ച് മറിഞു, ഈ രസികന്റെ ഒരു താമാശ. എന്നാലും ഇനിയും മൊഴുകിതിരികൾ കത്തട്ടെ. ഇപ്പോൾ റേറ്റ് കൂടുന്നു, ആരെങ്കിലും അഴിമതി നടത്തിയോ? ഇതെന്ത് കണക്ക്, കണക്കിൽ ഞാൻ പണ്ടെ കണക്കാ. രസികാ. ഏലിയാമ്മ ചേടത്തി നന്നായി രസിപ്പിച്ചു. ബീരാന്‍ജീ: ഇനി കൈക്കൂലിയും കൊണ്ട് ഏലിയാമ്മയെ കണ്ടാല്‍ മതി കാന്താരിജീ: ഹഹ മെഴുകുതിരിയുടെ രഹസ്യം മറ്റൊന്നുമല്ല മൊത്തം ഇരുന്നൂറ്റി ഇരുപത്തഞ്ച് മെഴുകുതിരിയുണ്ടായിരുന്നു അതില്‍ നിന്നും അര മെഴുകുതിരി ഏലിയാമ്മയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസ് മാപിള കട്ടെടുത്ത് ഏല്യാമ്മയ്ക്കു നല്ലബുദ്ധി തോന്നിക്കാന്‍ മാതാവിന്നു കത്തിച്ചതാണ്. നട്ടപിരാന്തന്‍ ജീ: വന്നതിനും സന്തോഷിച്ചതിനും നന്ദിയുണ്ട് കമന്റിട്ടതിനും നന്ദി BS Madai വന്നതിനും കമന്റിട്ടതിനും നന്ദി ബഷീര്‍ജീ: അര്‍ത്ഥം എനിയ്ക്കു കിട്ടി കുംഭത്തിലെ സംഭവങ്ങള്‍ എന്നല്ലെ ഹഹഹ.. പിന്നെ പണം കടം വാങ്ങിയിട്ടെങ്കിലും അയക്കാനുള്ള തിരക്ക് ഇവിടെ ഒരു നിത്യ സംഭവമായിരിക്കുന്നു. ബിന്ദു ജീ: ആ മെഴുകുതിരിയുടെ രഹസ്യം മുകളില്‍ കാന്താരീസിനുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട് സ്മിതാജീ: ഏലിയാമ്മയ്ക്കു വെവരമുള്ളത്കൊണ്ടാണ് സ്വയം ഇടിച്ചത് അല്ലാതെ നാട്ടുകാരെക്കൊണ്ട് ഇടിപ്പിച്ചാലുള്ള അവസ്ഥയൊന്നോര്‍ത്തു നോക്കിക്കേ (ഏലിയാമ്മ വെറും പേരില്‍ മാത്രം ബാക്കിയാകും ) അലി കരിപ്പൂര്‍: ഹഹ മെഴുകുതിരിയുടെ രഹസ്യം കാന്താരിക്കുട്ടിക്കുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട് അനൂപ് ജീ: വന്നതിനും കമന്റിട്ടതിനും നന്ദി ഏലിയാമ്മ ചേടത്തിയോട്, മെഴുകുതിരിയുടെ എണ്ണം കൂട്ടാൻ പറയണെ. “കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും..” അതു പിന്നെ അങ്ങനെ തന്ന്യല്ലോ വേണ്ടത്? ഞാനും മെഴുകുതിരി നേരാന്‍ പൂവ്വാ. ഈ രസികന്റെ രസികന്‍ പോസ്റ്റുകള്‍ എന്നും വായിക്കാനൊക്കണേ എന്നു പ്രാര്‍ത്ഥിച്ച്.. ആയിശാ: ഹഹ ഏലിയാമ്മച്ചേടത്തിയോട് രണ്ടു മെഴുകുതിരികൂടി കത്തിക്കാന്‍ പറയാം എന്താ സന്തോഷായൊ സുല്‍ ജീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഗീതേച്ചീ അതങ്ങിനെത്തന്നെയാണല്ലൊ കേരളത്തിലെ കര്‍ഷകന്റെ പ്രശ്നത്തെ പറ്റി പഠിക്കാന്‍ ഇവിടെനിന്നും വിദേശത്തേയ്ക്കു പോകുന്നവരുമുണ്ടല്ലൊ പിന്നെ എനിയ്ക്കു വേണ്ടി മെഴുകുതിരി കത്തിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. രസികോ ഞാന്‍ ഫാനായി ഇനി തൊടാത്ത വിഷയം ഒന്നുമില്ലല്ലോ ഈ പോസ്റ്റില്‍. ഏലിയാമയുടെ മെഴുകുതിരിക്ക് സറ്വ്വ സ്തോത്രം. നാട്ടിലേക്ക് വരുംപോൾ അയച്ച പൈസക്ക് പ്രതീക്ഷിച്ചതിലും അധികം കിട്ടിയതിനാൽ കുട്ടികൾക്ക് വെറുതെ ഓടിച്ച് കളിക്കാൻ ഒരു മാതിരി കാറ് വാങ്ങിക്കൊടുത്തെടെ. അതാണല്ലൊ ഇപ്പോൾ നാട്ടിലെ ടോയ്സ്. ആക്ഷേപ ഹാസ്യം കുറിക്ക് കൊണ്ടു മോനെ നോമ്പ് (ഹൈദര്‍ മകന്‍ നാസര്‍ വക സൂര്യേട്ടനും ചന്ദ്രേട്ടനും പിന്നെ പിന്നെ ഈയുള്ളവനും ‘ ഇ ന്റെ പ്രിയപ്പെട്ട ടീച്ചറേ ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പ പ്രേ മമെന്നത് ഇരട്ടിമധുരമാണ് കല്‍ക്കണ്ടം തുണ്ടുതുണ്ടാക്കിയതാണ് പഞ്ചസാര സിറപ്പാക്കിയശേഷം അതു കട്ടിയാക്കി കട്ടു ചെയ്തെടുത്ത് ഉണക്കിയതാണ വെ റുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു വീഡിയോ ക്ലിക്കിനോക്കുക ഞാന്‍ ഓടി ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സി റം സാനിൽ കദീശുമ്മ ബിസിയാണ്‌. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക്‌ ചെവികേള്‍ക്കില്ല അല്ല കദീശോ റമളാനിൽ എ ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ അത്യാധുനികമായി മൊബൈല സ്നേ ഹം നിറച്ചുവെച്ച അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും ഒടുക്കത്ത കാ ര്യം ആദ്യമേയങ്ങു പറയാം ഈയുള്ളവനൊരു ഫോട്ടോഗ്രാഫറല്ല (താഴ്മയോടെ വിനീത കഞ്ചുക പുഞ്ചകനാകുന്നു എനിക്കു ഫോട്ടോയെടുക്കാനറിയില്ല വീണ്ടും പരീക്ഷണ വിക്കി മീഡിയവിക്കി അഡ്മിനിസ്ട്രേറ്ററോ അല്ലെങ്കിൽ ബ്യൂറോക്രാറ്റിന്റെയോ ഉപകരണങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ്. അഡ്മിനിസ്ട്രേറ്റർ, ബ്യൂറോക്രാറ്റ് അനുമതികൾ ഇവിടെ അഭ്യർത്ഥിക്കുക. നീരൊഴുക്ക് വലിയ തോതില്‍ ഇല്ല എന്നത് നിലവിലെ ആശ്വാസമെങ്കിലും അപ്രതീക്ഷിത മഴ കണക്കുകള്‍ തെറ്റിക്കില്ലേ. ഡാമുകള്‍ തുറക്കുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം Malayalam Daily News ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു സിയാൽകോട്ടിൽ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 50 പേർ അറസ്റ്റിൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ അനുവദിച്ചു ഡിസംബർ 10-നകം മൂടൽമഞ്ഞുള്ള പ്രഭാതത്തെ വരവേൽക്കാൻ കേരളം ഒരുങ്ങുന്നു ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം ഫെയ്സ്ബുക്കിനും ഗൂഗിളിനും പുറകെ ട്വിറ്ററും; ജീവനക്കാര്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാം കൊവിഡ്-19 മഹാമാരി നിരവധി കമ്പനികള്‍ അവരുടെ പോളിസിയില്‍ മാറ്റം വരുത്താന്‍ നിര്‍ബ്ബന്ധിതരായി. ജീവനക്കാര്‍ ഓഫീസുകളില്‍ വരാതെ തന്നെ തങ്ങളുടെ ജോലി വീട്ടിലിരുന്നും ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കോവിഡ്. ഇപ്പോള്‍ ട്വിറ്ററും തങ്ങളുടെ ജീവനക്കാരോട് താല്പര്യമുണ്ടെനില്‍ വീട്ടില്‍ ഇരുന്ന് തന്നെ ജോലി തുടരാമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സിഇഒ ജാക്ക് ഡോര്‍സിയാണ് ഈ വര്‍ഷം അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കും ആല്‍ഫബെറ്റും (ഗൂഗിള്‍) നിര്‍ദേശിച്ചതിന് പിന്നാലെയാണ് ട്വിറ്ററിന്റെ വാഗ്ദാനവും വരുന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജാക്ക് ഡോര്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അകലെയിരുന്നും ചെയ്യാവുന്ന ജോലികള്‍ക്ക് മാത്രമാണ് ഈ വാഗ്ദാനം ബാധകമാവുക. അറ്റകുറ്റപ്പണികള്‍ പോലുള്ളവ ചെയ്യുന്നവര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതുണ്ട്. ഇത്തരത്തില്‍ പൂര്‍ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ കമ്പനിയാണ് ട്വിറ്റര്‍. ഏകദേശം 5000 ജീവനക്കാരോട് നിര്‍ബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ടതും ട്വിറ്ററായിരുന്നു. സെപ്തംബറോടെ ട്വിറ്റര്‍ തങ്ങളുടെ ഓഫീസുകള്‍ തുറക്കുമെന്നാണ് അറിയുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും തങ്ങളുടെ ഭൂരിഭാഗം ജീവനക്കാരെയും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. ജൂലൈ വരെയാണ് ഇരു കമ്പനികളും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാലപീഡനത്തിന് മുത്തശ്ശിയേയും കാമുകനേയും അറസ്റ്റു ചെയ്തു എമി എസ്. ബട്ട് നാഷണല്‍ അക്കാദമി മെഡിസിന്‍ സ്‌കോളര്‍ ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’ എന്ന പേരില്‍ അറിയപ്പെടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് അതിന്റെ പേര് മാറ്റി. കമ്പനിയുടെ പേര് ‘മെറ്റ’ എന്നാക്കി മാറ്റിയതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ 6 മണിക്കൂർ പ്രവർത്തനരഹിതമായി; സക്കർബർഗിന്റെ ആസ്തി മണിക്കൂറിൽ 6 ബില്യൺ ഡോളറിലധികം കുറഞ്ഞു ഫേസ്ബുക്കും, ചാറ്റ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പും അതിന്റെ ഫോട്ടോ, വീഡിയോ പങ്കിടൽ ആപ്പ് ഇൻസ്റ്റാഗ്രാമും അവരുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു. യുഎസ് ആസ്ഥാനമായുള്ള ഇന്റർനെറ്റ് “തുറന്നില്ലേല്‍ ജീവിതമില്ല”: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍ “തുറന്നില്ലേല്‍ ജീവിതമില്ല”: കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ അംഗീകൃത പഠന കേന്ദ്രങ്ങളായ ഞങ്ങളുടെ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍, കേരള സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം, 2020 ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് സിയാൽകോട്ടിൽ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 50 പേർ അറസ്റ്റിൽ ലാഹോർ: സിയാൽകോട്ടിൽ രോഷാകുലരായ ജനക്കൂട്ടം ശ്രീലങ്കക്കാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ വാർത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ മിനിസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ ഒന്നും, ന്യൂയോർക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ട്രമ്പിന്റെ അതിര്‍ത്തി നയം പനഃസ്ഥാപിക്കുമെന്ന് ബൈഡന്‍ ഭരണകൂടം വാഷിംഗ്ടണ്‍: ട്രമ്പ് ഭരണകൂടം അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന് തുടങ്ങിവെച്ച നടപടികള്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയില്‍ അഭയം തേടുന്നതിന് ആഗ്രഹിക്കുന്ന കൗമാരക്കാരനെ പ്രകോപനമില്ലാതെ കുത്തികൊലപ്പെടുത്തിയ ഭവനരഹിതനെ അറസ്റ്റു ചെയ്തു പാംബീച്ച് ഗാര്‍ഡന്‍സ് (ഫ്‌ളോറിഡ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന കൗമാരക്കാരനെ യാതൊരു പ്രകോപനവുമില്ലാതെ കുത്തി കൊലപ്പെടുത്തിയ സെമ്മി ലീ വില്യംസ് (39) എന്ന ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ അനുവദിച്ചു ഇസ്ലാമാബാദ്: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും ജീവൻരക്ഷാ മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ ഇന്ത്യക്ക് വെള്ളിയാഴ്ച അനുമതി ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് അപ്‌ഡേറ്റുകൾ: പുതിയ മ്യൂട്ടന്റ് സ്‌ട്രെയ്‌നിന് മൂന്നാം തരംഗമുണ്ടാക്കാനുള്ള എല്ലാ സവിശേഷതകളും ഉണ്ടെന്ന് മുൻനിര ജീനോം സീക്വൻസിംഗ് വിദഗ്ധൻ ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിനെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, രാജ്യത്ത് കോവിഡ്-19ന്റെ മൂന്നാം തരംഗം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഈ ഒമിക്രോൺ: തിയേറ്ററുകളിലും മാളുകളിലും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ എന്ന് കർണാടക സർക്കാർ ബെംഗളൂരു: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ രണ്ട് കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് കർണാടക സർക്കാർ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ മരക്കാർ മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ) ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍ Malayalam Daily News ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു സിയാൽകോട്ടിൽ ശ്രീലങ്കൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 50 പേർ അറസ്റ്റിൽ മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍ മത മൗലികവാദവും തീവ്രവാദവും മദ്രസകളിൽ നിന്ന് വളരുന്നു: മധ്യപ്രദേശ് സാംസ്ക്കാരിക മന്ത്രി ഉഷാ താക്കൂര്‍ ഇൻഡോർ: തീവ്രവാദികൾ അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യത്ത് മദ്രസകൾ ഭീകരതയുടെയും തീവ്രവാദത്തിന്റെയും ശക്തികേന്ദ്രങ്ങളാണെന്നും അതിനാൽ അവരെ തടയണമെന്നും മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സർക്കാരിലെ മന്ത്രി. മദ്രസകളിൽ ഉച്ചഭക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ടൂറിസം/സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്. “എല്ലാവർക്കും ഭക്ഷണം ലഭിക്കണം, പക്ഷേ ഭരണഘടനയുടെ നിർവചനം പ്രത്യേകം പറയുന്നവർ കുട്ടികളാണ്, വിദ്യാർത്ഥികളുമാണ്, അതിനാൽ എല്ലാവർക്കും കൂട്ടായ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന് ഞാൻ പറയുന്നു. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം അഭിവൃദ്ധി പ്രാപിക്കുന്നു. രോഷത്തിന്റെ വികാരം പടരുകയാണ്. എല്ലാ കുട്ടികൾക്കും തുല്യ വിദ്യാഭ്യാസം നൽകണം,” മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ അവർ പറയുന്നു, “മദ്രസകളില്‍ എന്ത് സംസ്കാരം പഠിപ്പിക്കുന്നു? നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ മതമൗലികവാദവും എല്ലാ ഭീകരവാദികളും മദ്രസകളിൽ നിന്ന് വളർന്നു വലുതായതായി നമ്മള്‍ കാണുന്നു. ജമ്മു കശ്മീരിനെ തീവ്രവാദികളുടെ ഫാക്ടറിയാക്കി.” ദേശീയതയുമായും സമൂഹത്തിന്റെ മുഖ്യധാരയുമായും ബന്ധപ്പെടാൻ കഴിയാത്ത അത്തരം മദ്രസകളെ ശരിയായ വിദ്യാഭ്യാസവുമായി ബന്ധിപ്പിച്ച് സമൂഹത്തിന്റെ പുരോഗതിക്കായി നാം അവരെ ഒരുമിച്ച് കൊണ്ടുവരണമെന്നും ഉഷാ താക്കൂർ ‘എല്ലാ മദ്രസകളും അടച്ചതായി അസം തെളിയിച്ചിട്ടുണ്ട്. ദേശീയതയെ തടസ്സപ്പെടുത്തുന്നതെന്തും, ദേശീയ താൽപ്പര്യത്തിൽ അത്തരം കാര്യങ്ങളെല്ലാം അവസാനിപ്പിക്കണം.’ അവര്‍ പറഞ്ഞു. മദ്രസ അടയ്ക്കണോ എന്ന് മാധ്യമ പ്രവർത്തകര്‍ ചോദിച്ചപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെ “സർക്കാർ സഹായം നിർത്തണം. വഖഫ് ബോർഡ് യോഗ്യതയുള്ള സ്ഥാപനമാണ്, ആരെങ്കിലും അവരുടെ മതപരമായ ചടങ്ങുകൾ സ്വകാര്യമായി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ ഭരണഘടന അവർക്ക് ഇളവ് നൽകുന്നു.” ഇത്തരം പ്രസ്താവനകളിലൂടെ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തെ ബിജെപി വർഗീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. തർക്കവിഷയമായ ഈ പ്രസ്താവനയിൽ തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആർ‌എസ്‌എസിന്റെ കൈയിലുള്ള കളിപ്പാട്ടമാണ് ഉഷാ താക്കൂർ എന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സഞ്ജൻ സിംഗ് വർമ പറഞ്ഞു. ‘കുറച്ചുനാൾ മുമ്പ് ഉഷാ താക്കൂർ ജയ് ആദിവാസി യുവശക്തി സംഗാഥനെ (JAYS) സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തി, പിന്നീട് മാപ്പ് പറഞ്ഞു. ഉഷാ താക്കൂർ ഈ ഗോത്രസംഘടനയെ രാജ്യദ്രോഹികളാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ വിമർശനത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ പ്രസ്താവന പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. “ഉഷാ താക്കൂറിന്റെ കൈയ്യില്‍ തെളിവുകളുണ്ടെങ്കിൽ മദ്രസകൾക്കെതിരെ നടപടിയെടുക്കുക. പക്ഷേ വിഷം പരത്തരുത്. മതത്തിന്റെയോ ജാതിയുടെയോ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കരുത്, എല്ലാത്തിനും സാമുദായിക നിറം നൽകാൻ ശ്രമിക്കരുത്,” സഞ്ജൻ സിംഗ് വർമ്മ പറഞ്ഞു. നവരാത്രി സമയത്ത് ഗാർബ സൈറ്റുകളിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് ഉഷാ താക്കൂർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ മഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ ദേശീയവാദിയെന്നും അവര്‍ വിളിച്ചിരുന്നു. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും. കൊറോണ വൈറസ്: തുടർച്ചയായ അഞ്ചാം ദിവസവും 24 മണിക്കൂറിനുള്ളിൽ 60,000ത്തില്‍ താഴെ പുതിയ കേസുകൾ Dec 3, 2021 ഫ്രാന്‍സിസ് തടത്തില്‍ 0 ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ന്യൂയോര്‍ക്ക്: ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് ഒമിക്രോൺ രാജ്യത്തുടനീളം വ്യാപിച്ചതിന് ശേഷം കൊച്ചുകുട്ടികൾക്കിടയിൽ ആശുപത്രി പ്രവേശനം വർദ്ധിച്ചതായി ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് Dec 3, 2021 ഫ്രാന്‍സിസ് തടത്തില്‍ 0 ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി ഒമിക്രോൺ രാജ്യത്തുടനീളം വ്യാപിച്ചതിന് ശേഷം കൊച്ചുകുട്ടികൾക്കിടയിൽ ആശുപത്രി പ്രവേശനം വർദ്ധിച്ചതായി ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. എന്നാല്‍, അവർ പ്രത്യേകിച്ച് രോഗബാധിതരാണോ എന്ന് ന്യൂയോർക്കിൽ അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു അമേരിക്കയിലും വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ആദ്യമായി കാലിഫോർണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കിൽ, ഡിസംബർ രണ്ടിന് ന്യൂയോർക്ക് സിറ്റി മെട്രോപോലിറ്റൻ ഏരിയയിൽ അഞ്ച് ഫോമാ മിഡ് അറ്റ്‌ലാന്റിക് ആർ വി പി സ്ഥാനത്തേക്ക് ജോജോ കോട്ടൂരിനെ കല ഫിലഡൽഫിയ നാമനിർദ്ദേശം ചെയ്തു ഫിലഡൽഫിയ: ഫോമയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയിൽ മിഡ്‌ അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കല മലയാളി അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ അനുവദിച്ചു ഇസ്ലാമാബാദ്: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വാഗാ അതിർത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പും ജീവൻരക്ഷാ മരുന്നുകളും കൊണ്ടുപോകാൻ പാക്കിസ്താന്‍ ഇന്ത്യക്ക് വെള്ളിയാഴ്ച അനുമതി ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റ് അപ്‌ഡേറ്റുകൾ: പുതിയ മ്യൂട്ടന്റ് സ്‌ട്രെയ്‌നിന് മൂന്നാം തരംഗമുണ്ടാക്കാനുള്ള എല്ലാ സവിശേഷതകളും ഉണ്ടെന്ന് മുൻനിര ജീനോം സീക്വൻസിംഗ് വിദഗ്ധൻ ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിനെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ, രാജ്യത്ത് കോവിഡ്-19ന്റെ മൂന്നാം തരംഗം സൃഷ്ടിക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഈ ഒമിക്രോൺ: തിയേറ്ററുകളിലും മാളുകളിലും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ അനുവദിക്കൂ എന്ന് കർണാടക സർക്കാർ ബെംഗളൂരു: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ രണ്ട് കേസുകൾ ബെംഗളൂരുവിൽ കണ്ടെത്തിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് കർണാടക സർക്കാർ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ മരക്കാർ മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ) ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ കോടഞ്ചേരി വേളങ്കോട്‌ സെയ്ന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ സന്ദർശിച്ചപ്പോൾ തിരുവമ്പാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കുന്നു. ഒരുങ്ങുന്നു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് വിവിധ ഇടങ്ങളിൽ ചികിത്സാകേന്ദ്രം തയ്യാറാക്കുന്നത്. തിരുവമ്പാടി പാരീഷ് ഹാളും കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂളുമാണ് ആശുപത്രികളായി മാറുന്നത്. തിരുവമ്പാടിയിൽ 50 കിടക്കകളാണ് സജ്ജീകരിക്കുന്നത്. ലിസ ആശുപത്രിയാണ് കിടക്കകൾ നൽകിയത്. ഹാൾ ശുചീകരിച്ച് കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ആശുപത്രി പ്രവർത്തനക്ഷമമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ പറഞ്ഞു. കൂടരഞ്ഞിയിൽ 100 രോഗികളെ ശുശ്രൂഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരിച്ചു. ഇവിടേക്കാവശ്യമായ കിടക്കകൾ പഞ്ചായത്ത് തന്നെ വാങ്ങിനൽകും. തിരുവമ്പാടിയിൽ ഇതുവരെ ആർക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല. കൂടരഞ്ഞിയിൽ മൂന്നുപേർക്ക് രോഗം സ്ഥിതീകരിച്ചു. രണ്ടുപേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കാരശ്ശേരി കാരശ്ശേരി മരഞ്ചാട്ടി മർകസ് ഗ്രീൻവാലി ഓർഫനേജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കി. 50 പേരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമിവിടെയുണ്ട്. പഞ്ചായത്ത് മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് തയ്യാറാക്കുന്നത്. മുരിങ്ങംപുറായി തേക്കുംകുറ്റി എന്നിവിടങ്ങളിലും സെന്ററുകൾ സജ്ജമാക്കും. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. വിനോദ് ഓർഫനേജിലെ സെന്റർ സന്ദർശിച്ചു. സജി തോമസ്, സവാദ് ഇബ്രാഹിം, എ. അൻസു, അനിൽ, വി.ഇ.ഒ. ഭൂബേഷ്, ആർ. ഹരി. തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കോടഞ്ചേരി കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ ഒരുക്കം പൂർത്തിയായി. വേളങ്കോട്‌ സെയ്ന്റ് ജോർജ്‌ ഹയർസെക്കൻഡറി സ്കൂളിലാണ് ചികിത്സാ കേന്ദ്രമൊരുക്കിയത്. അടിയന്തര സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് രോഗികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം കോടഞ്ചേരി സമീപ പഞ്ചായത്തായ പുതുപ്പാടിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ സുരക്ഷാ മുൻകരുതൽ ശക്തമാക്കി. അങ്ങാടിയിലെ ചില കടകൾ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ നിർദേശം നൽകി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ ചവലപ്പാറയിൽ പ്ലാന്റ് സജ്ജം വിദേശമദ്യവും കഞ്ചാവും പിടികൂടി: രണ്ടുപേർ അറസ്റ്റിൽ രണ്ടാംദിവസവും രോഗം സ്ഥിരീകരിച്ചു; തിരുവമ്പാടിയിൽ ജാഗ്രത വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഇന്ന് ഭിന്നശേഷി ദിനം താലൂക്കോഫീസിലെ റാംപ് ഉപയോഗപ്പെടുന്നുണ്ടോ അതൊക്കെ നോക്കാൻ ആർക്കാണ് നേരം മരംമുറി ‘മരവിപ്പിച്ചു’; ഉദ്യോഗസ്ഥരെ തള്ളി പുതിയ ഉത്തരവ്, മൂന്ന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും ‘നിയമവശം പരിശോധിക്കണം’, മരംമുറി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍ ‘മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറത്താവും’; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; സുപ്രീംകോടതിയെ അറിയിക്കും ‘അണക്കെട്ടിന്റെ സുരക്ഷ പ്രധാനം’; ബലത്തില്‍ മാറ്റം വന്നിട്ടുണ്ടാവാമെന്ന് സുപ്രീംകോടതി, ജലനിരപ്പ് 139 അടി മതിയെന്ന് കേരളം ‘മഹാനടന്‍മാരുടെ വീട്ടിലേക്ക് വാഴപ്പിണ്ടി അയക്കും’; പൃഥ്വിരാജിന് ഐക്യദാര്‍ഢ്യവുമായി തൃശൂരില്‍ പ്രകടനം ‘ഡീക്കമ്മീഷന്‍ എന്ന ആശയം കൊള്ളിവെപ്പിലേക്കും കൊലകളിലേക്കും നയിക്കില്ലേ?’; മുല്ലപ്പെരിയാര്‍ വിഷയം സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്ന് ഭദ്രന്‍ ‘അണക്കെട്ട് ഭൂകമ്പസാധ്യതാ മേഖലയിലെന്നത് പരിഗണിക്കണം’; മുല്ലപ്പെരിയാറില്‍ വെള്ളം 137 അടിയില്‍ കവിയരുതെന്ന് മേല്‍നോട്ട സമിതി; സുപ്രീംകോടതിയെ അറിയിക്കും ‘ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണം’; ഡീകമ്മീഷന്‍ മുല്ലപ്പെരിയാറിനിടെ സമൂഹമാധ്യമങ്ങളില്‍ പുതിയ ക്യാംപെയ്ന്‍ ‘മുല്ലപ്പെരിയാറിന്റെ സുരക്ഷിത ആയുസ് നാലുപതിറ്റാണ്ട്‌ മുമ്പ് കഴിഞ്ഞു, പുതിയ അണക്കെട്ട് ഉടന്‍ വേണം’; 2006ലെ ലേഖനം വീണ്ടും പങ്കുവെച്ച് വിഎസ് അച്യുതാനന്ദന്‍ കെ.കെ അബ്ദുല്ല മൗലവി പരിമളം പരത്തിയ ഗുരുവര്യന്‍ പാണ്ഡിത്യത്തിന്റെ സൗമ്യഭാവവും വിനയത്തിന്റെ ആള്‍രൂപവുമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ പത്തിന് അന്തരിച്ച മങ്കട, കൂട്ടില്‍ പ്രാദേശിക ജമാഅത്തിലെ കെ.കെ അബ്ദുല്ല മൗലവി. താന്‍ ധരിച്ചിരുന്ന തൂവെള്ളവസ്ത്രം പോലെ ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. ലാളിത്യവും നിഷ്‌കളങ്കതയും അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. ശൈഖ് എന്ന് ആദരപൂര്‍വം നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ അഭിസംബോധന ചെയ്തു. നല്ലതു മാത്രം പറയുകയും നല്ലതു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത് അറുപത്തിരണ്ടാമത്തെ വയസ്സില്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ തന്റെ ശിഷ്യന്മാരിലും സഹപ്രവര്‍ത്തകരിലും അദ്ദേഹം ബാക്കിവെച്ചത് പരിമളം പരത്തുന്ന ഓര്‍മകള്‍ മാത്രം. കാസര്‍കോട് ആലിയ അറബിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കി, രിയാദ് കിംഗ് സുഊദ് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തിയ അബ്ദുല്ല മൗലവി ആലിയ, ശാന്തപുരം, വാടാനപ്പള്ളി, തിരൂര്‍ക്കാട് കോളേജുകളില്‍ 37 വര്‍ഷം കുട്ടികളെ മതവിഷയങ്ങള്‍ പഠിപ്പിച്ചു. മുറബ്ബിയുടെ തലത്തിലേക്കുയര്‍ന്ന ഗുരുനാഥനായിരുന്നു അദ്ദേഹം. ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ടായിരുന്നു. സംശയനിവാരണത്തിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളെ വ്യാഖ്യാനിക്കുമ്പോഴും വിശദീകരിക്കുമ്പോഴും അദ്ദേഹം അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തി. പരമ്പരാഗത ശൈലിയില്‍ പ്രമാണങ്ങളെ പുരോഗമനപരമായി സമീപിച്ച ഉല്‍പതിഷ്ണുവായിരുന്നു അബ്ദുല്ല മൗലവി. പഠനാര്‍ഹവും ക്രിയാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകള്‍. ഖുര്‍ആനും ഹദീസും പണ്ഡിതോചിതമായി പ്രാസ്ഥാനിക വീക്ഷണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഖുര്‍ആനിക വചനങ്ങള്‍ വിശദീകരിച്ച് പ്രഭാത നമസ്‌കാരാനന്തരം അദ്ദേഹം പള്ളിയില്‍ ക്ലാസെടുക്കാറുണ്ടായിരുന്നു. വിജ്ഞാനപ്രദവും ഭക്തിനിര്‍ഭരവുമായിരുന്നു അബ്ദുല്ല മൗലവിയുടെ ജുമുഅ ഖുത്വ്ബകള്‍. ദീര്‍ഘകാലം കൂട്ടില്‍ മസ്ജിദുല്‍ ഫലാഹിലെ ഖത്വീബായിരുന്നു അദ്ദേഹം. ആയുഷ്‌കാലം മുഴുവന്‍ കൂട്ടില്‍ മഹല്ല് ഖാദിയായിരുന്ന കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. മുക്കാല്‍ നൂറ്റാണ്ട് മുമ്പേ മാതൃഭാഷയില്‍ ഖുത്വ്ബ നിര്‍വഹിച്ച ഉല്‍പതിഷ്ണുവായിരുന്നു കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍. മോല്യാരുകാക്ക എന്നാണ് നാട്ടുകാര്‍ ആദരപൂര്‍വം അദ്ദേഹത്തെ വിളിച്ചിരുന്നത്. മതവിഷയങ്ങളിലെ അവസാന വാക്കായിരുന്നു നാട്ടുകാര്‍ക്ക് അദ്ദേഹം. മോല്യാരുകാക്കാന്റെ പുത്രന്‍ എന്ന നിലയില്‍ അബ്ദുല്ല മൗലവിക്ക് നാട്ടുകാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. നിഷ്‌കളങ്കനും സദ്‌വൃത്തനുമായ അദ്ദേഹത്തെ നാട്ടുകാര്‍ പ്രത്യേകം സ്‌നേഹിച്ചിരുന്നു. വൈജ്ഞാനിക രംഗത്തു മാത്രമല്ല, കര്‍മരംഗത്തും അബ്ദുല്ല മൗലവി നിറഞ്ഞുനിന്നു. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന മൗലവി ഒന്നര പതിറ്റാണ്ട് കാലം പ്രസ്ഥാനത്തിന്റെ പ്രാദേശിക അമീറായിരുന്നു. ഏരിയാ തലത്തിലും അദ്ദേഹം നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചു; ചെറുതും വലുതുമായ എല്ലാ പ്രാസ്ഥാനിക പരിപാടികളിലും പങ്കെടുത്തു; പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ എല്ലാ വേദികളിലും ഉയര്‍ത്തിപ്പിടിച്ചു. അതീവ ലളിതമായിരുന്നു മൗലവിയുടെ ജീവിതം. ഭൗതിക കാമനകളൊന്നും അദ്ദേഹത്തെ ആവേശിച്ചില്ല. വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ അദ്ദേഹം ആരെയും നോവിച്ചില്ല; അവശേഷിപ്പിച്ചത് ദീപ്തമായ ഓര്‍മകള്‍ മാത്രം. അയല്‍വാസിയും ആത്മസുഹൃത്തുമായ എനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണ് സൂഫിയായ ആ ജ്ഞാനിയുടെ അല്‍പം നേരത്തേയുള്ള വിയോഗം; വിളക്ക് അണഞ്ഞപോലെ. പ്രസ്ഥാന പ്രവര്‍ത്തകരും അനുഭാവികളുമാണ് മൗലവിയുടെ കുടുംബം. ഭാര്യ ജമാഅത്ത് അംഗം നജ്മ ടീച്ചര്‍. മക്കള്‍: അലീഫ്, അദീബ, അദീല. സഹോദരങ്ങള്‍: മുഹമ്മദ്, പരേതയായ ഫാത്വിമ. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍. മാതാവ്: പരേതയായ ഖദീജ. അവിചാരിതമായി കടന്നുവരുന്ന മരണം പ്രിയപ്പെട്ടവരിലുണ്ടാക്കുന്ന വേദനയും പ്രയാസവും വിവരണാതീതമാണ്. കൊണ്ടോട്ടി ഏരിയയിലെ കിഴിശ്ശേരി തവനൂര്‍ കുന്നത്ത് വീട്ടില്‍ സ്വലാഹുദ്ദീന്‍ സാഹിബിന്റെ മകനും എസ്.ഐ.ഒ കിഴിശ്ശേരി യൂനിറ്റ് സെക്രട്ടറിയുമായ മുഹമ്മദ് ശാഹീന്റെ അകാലചരമം കൊണ്ടോട്ടി ഏരിയയിലെ എസ്.ഐ.ഒ പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം ഹൃദയഭേദകമായിരുന്നു. ജൂലൈ 29-ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണയില്‍ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് ഈ 19 വയസ്സുകാരന്‍ ഒട്ടേറെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അല്ലാഹുവിലേക്ക് മടങ്ങിയത്. പഠനത്തിലും സ്‌പോര്‍ട്‌സിലും ഒരുപോലെ തിളങ്ങിനിന്ന ശാഹീന്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എസ്.ഐ.ഒയിലൂടെ വളര്‍ന്നുവരുന്ന യുവ നേതാവെന്ന നിലയില്‍ പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായിരുന്നു ശാഹീന്‍. പഠനവും പ്രസ്ഥാനവും സാമൂഹിക ബന്ധങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ശാഹീന്‍ കാണിച്ചിരുന്ന സൂക്ഷ്മത മാതൃകാപരമാണ് ശിശുദിനം ക്വിസ് ഈ ബ്ലോഗിൽ സൗജന്യമായി പരസ്യം ചെയ്യുക ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക -ഇവിടെ ക്ലിക്കുക നീണ്ടു നിവര്‍ന്നു കിടക്കുന്ന ആകാശം .പരന്ന ഭുമി. എന്റെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്ളിലേക്കു കടക്കുന്ന ബാഹ്യലോകം.മനസ്സില്‍ ഞാനത്‌ കൊള്ളുന്നു എ ഫ്യൂഡല്‍ ഓണ്‍ട്‌ ഗോഡസ്സ്‌ ഏന്റ്‌ ഹര്‍ ഓംലെറ്റ്സ്‌ എന്റെ മുറിയിൽ ഭൗതികങ്ങളുടെ ഇടയിൽ നടന്നത്‌ നിൽപ്പ് വീട്ടിൽ ഒരു കറുത്ത പൂവനുണ്ട് ഏകാന്തപൌരോഹിത്യം പരിശീലിക്കുന്ന എന്നെ പരീക്ഷിക്കലാണ് ഇഷ്ടന്റെ സ്ഥിരംപരിപാടി ഓരോദിവസവും കക്ഷി ഓരോപിടകളുമായി വരും വിർച്വൽ അസഹിഷ്ണുതേ, വന്നെൻ പുലരിച്ചായക്കപ്പിൽ ചവർക്കും വാക്കാൽ നിന്റെ വിഷം നീ തുളിച്ചല്ലോ സുഹൃത്താണെന്നോ നീയെ- ന്നടുത്താളെന്നോ! കൊള്ളാം ഇറക്കാൻ നിന്നെ ഒരുക്കം മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത് എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത് ഒരു രാത്രി ഒരു തല ഉദിച്ചു വന്നു. ആ രാത്രി പുറത്തിറങ്ങിയവരെല്ലാം ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി. കുന്നുകളിൽ നിന്നും സമതലങ്ങള അധസ്ഥിത ജീവിതം അടയാളപ്പെടുത്തുന്ന കഥകള്‍ സുരേഷ് കീഴില്ലം* അമ്മ മഴ നനഞ്ഞ് നില്‍ക്കുകയാണ് കഥകള്‍ കടാതി ഷാജി പ്രസാധനം: പ്രിന്റ് ഹൗസ് മതിലകം വില: 50 രൂപ 'മറക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് ഓരോ ജീവിതത പ്രേക്ഷകർ മറന്ന വിവാദങ്ങൾ പ്രേക്ഷകർ മറന്ന വിവാദങ്ങൾ പുതിയ മാധ്യമത്തിൽ എഴുത്തുകുത്ത് ഇപ്പട്ടേരിക്കും ഭക്തിശ്ലോകങ്ങളോട് അതിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമായി പ്രത്യേകിച്ച് ഒരു കമ്പവും സൂക്ഷിക്കാത്തയാളാണു ഞാന്‍. ഹാസ്യശ്ലോകങ്ങളുടെ പൊതുരീതിയോടും അങ്ങനെ അപ്പുറമിപ്പുറം പരിധിക്കിപ്പുറം എന്നോടുള്ള നിന്റെ പ്രണയം ഉപാധികളോടെ പടികടത്തി എത്ര ദൂരെ ഉപേക്ഷിച്ചു വന്നാലും പിന്നെയും തിരിച്ചെത്തുന്ന “മ്യാവൂ” ശബ്ദം അപരിചിതമായ ഏതാ ആണുറക്കം ഒതുക്കത്തില്‍ കിടക്കണം ഇടത്ത് അവള്‍ വലത്ത് മകള്‍ വാക്കുതെറ്റിച്ച് പുകവലിച്ചത് മകളറിയരുത് വകയിലൊരുത്തിയെ ഉമ്മവച്ചത് അവളും ശ്വാസമടക്കി മേലോട്ടു നോക്കി ശവം പ തൃശൂരുനിന്ന് പുറപ്പെട്ട മഴ ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ എന്നും മറവി പ്രിയപ്പെട്ടവരേ ഈ വര്ഷം ആദ്യമായാണ് ഈ ബ്ലോഗില്‍ കടക്കുന്നത് അപ്പൊ വീണ്ടും എഴുതാം വി.എംഗിരിജ എല്ലാ വര്‍ഷവും ഇങ്ങനെ എഴുതുന്നു. പിന്നെ ഒന്നും എഴുതുന്നും ഇ ശമം വെടിഞ്ഞ വാക്കുകൾ വിജു നായരങ്ങാടി കവിത സാധാരണ കേവല വായനയ്ക്ക്‌ വഴങ്ങുന്ന മാധ്യമമല്ല. കവിതയുടെ പാരമ്പര്യബോധത്തിൽ വായനയുടെ ഗഹനരീതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്‌. കവിതയുടെ ആന്തര നാട്യലോകധര്‍മ്മി അന്നേരം ലോകധര്‍മ്മി നാട്യധര്‍മ്മിയോട്‌പറഞ്ഞു വല്ലാതെ ബോറടിക്കുന്നു, എന്തെങ്കിലും പറയ്‌ നാട്യധര്‍മ്മി ആഗോളമായൊന്നവലോകനം ചെയ്ത്‌, മുരടനക്കി നാടകാന്തം കവിത്വം സി.വി.യുടെ ലോകം അ*ന്നൊക്കെ കുന്നംകുളം അക്കിക്കാവ്‌ റൂട്ടിലെ കദളീവനം എന്നു കൂടി പേരുണ്ടായിരുന്ന കമ്പിപ്പാലം സ്‌്‌റ്റോപ്പില്‍ ബസ്സിറങ്ങി കുറച്ച്‌ പുറകിലേക്ക്‌ നടന്നാല്‍ കൊങ - സമയം നിനക്ക് എന്നെ വേര്‍പ്പെടുത്തുവാന്‍ 72 മണീക്കുര്‍ സമയം ഞാനൊ ഒറ്റ നിമിഷത്തില്‍ നീന്നെ സ്വന്തമെന്ന് നീ എന്റെ എന്നും ഒരു വ്യക്തിയുടെ സമ്മതമില്ലാതെ 'സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും' പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി കോവിഡ് 19 മൂലം മരിച്ച റിട്ട. നഴ്‌സിന്റെ സഹോദരിയും മരണത്തിന് കീഴടങ്ങി കോവിഡ് 19 മൂലം മരിച്ച റിട്ട. നഴ്‌സിന്റെ സഹോദരിയും മരണത്തിന് കീഴടങ്ങി ഷിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ച ആദ്യ സ്ത്രീ-റിട്ടയേര്‍ഡ് നഴ്‌സിന്റെ സഹോദരി വാണ്ട ബെയ്ലി (63) അതേ വൈറസിനാല്‍ മാര്‍ച്ച് 25 ബുധനാഴ്ച അന്തരിച്ചതായി കുക്ക് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഒന്‍പതംഗ കുടുംബത്തിന്റെ ഫ്രീസണ്‍ (61) റിട്ടയേര്‍ഡ് നഴ്‌സസ് മാര്‍ച്ച് 16 നാണ് മരിച്ചത്. ഇരുവരുടേയും സംസ്‌ക്കാര ചടങ്ങുകള്‍ ഒന്നിച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വേയ്ഗണ്‍ ഫൂണറല്‍ ഹോമില്‍ നടന്നു വരുന്നു. മരിച്ച ഇരുവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ ഇല്ലിനോയ് സംസ്ഥാനത്ത് വ്യാഴാഴ്ച (മാര്‍ച്ച് 26ന്) പുതിയ 673 കേസുകള്‍ കൂടി കണ്ടെത്തി. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 2,538 ആയി ഉയര്‍ന്നു. 26 മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായതായി ഔദ്യോഗീക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത്. ഫെഡറല്‍ ഉത്തരവനുസരിച്ചുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലിനോയ് സംസ്ഥാനത്തും നിലവിലുണ്ട്. സാമൂഹിക അകലം സൂക്ഷിക്കുന്നതും, കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും ശുചീകരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതും കൃത്യമായി പാലിച്ചാല്‍ ഒരു പരിധിവരെ കൊറോണ വൈറസിനെ തടയുന്നതിന് കഴിയുമെന്നാണ് അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍. മതനേതാക്കന്മാരേ മൗനം വെടിയുക (ചാരുമൂട് ജോസ്) ഒക്കലഹോമയില്‍ മദ്യ വിതരണത്തിന് ഏപ്രില്‍ 17 വരെ അനുമതി സ്‌മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിംഗ് ഡേ (പി.പി. ചെറിയാന്‍) പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി. ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട യൂട്ടായില്‍ നവദമ്പതികള്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ യൂട്ട നാല് മാസം മുന്‍പ് വിവാഹിതരായ ദമ്പതികളെ യൂട്ട ആര്‍ച്ചസ് നാഷണല്‍ പാര്‍ക്കില്‍ വാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം മെസഞ്ചര്‍ ദിനം ആചരിച്ചു ന്യൂയോര്‍ക്ക് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മെസഞ്ചര്‍’ ദിനാചരണം ആഗസ്റ്റ് 22ന് ഭദ്രാസനാതിർത്തിയിലുള്ള എല്ലാ ഇടവകളിലും കരിപ്പൂരിനോടുള്ള അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും: എംപിമാർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതർ ഇനിയും അവഗണന തുടർന്നു കാണിച്ചാൽ പെരിന്തൽമണ്ണ: ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ Dec 1, 2021 സുമോദ് നെല്ലിക്കാല 0 ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രെവർത്തനോദ്ഘാടനം ഡാളസില്‍ ഡിസംബർ 4 ശനിയാഴ്ച 5 മണിക്ക് ഗാർലാൻഡിലുള്ള കേരള സമാജം ഹാളിൽ നടക്കും. ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ‘സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും’ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി വ്യക്തികളിൽ നിന്ന് വ്യക്തമായ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നത് നിരോധിച്ചുകൊണ്ട് ട്വിറ്റര്‍ സ്വകാര്യതാ നയം പുതുക്കിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “ഇന്ന് മുതൽ ഇന്ന് ലോക എയ്ഡ്‌സ് ദിനം: വർഷങ്ങൾ കഴിഞ്ഞിട്ടും എയ്ഡ്‌സ് വാക്‌സിൻ ഉണ്ടാക്കാൻ കഴിഞ്ഞില്ല ലോകമെമ്പാടും കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട് കുറച്ച് മാസങ്ങൾക്ക് ശേഷം, അതിന്റെ വാക്സിൻ നിർമ്മിച്ചു. എന്നാൽ, വർഷങ്ങൾ നീണ്ട ഗവേഷണത്തിന് ശേഷവും എയ്ഡ്സിനുള്ള വാക്സിൻ ഒമിക്‌റോൺ വേരിയന്റ്: റെജെനെറോണിനെക്കുറിച്ചുള്ള ഭയവും പരിഭ്രാന്തിയും അതിന്റെ ആന്റിബോഡി മരുന്ന് ഫലപ്രദമല്ലെന്ന് അവകാശപ്പെടുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ലോകം ഒരു പുതിയ COVID-19 സ്‌ട്രെയിനിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് – ഒമിക്രോൺ. ഇപ്പോൾ ഫാർമ കമ്പനിയായ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ഡിസംബർ 1 മുതൽ രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു ലോകാരോഗ്യ സംഘടന ‘ആശങ്കയുടെ വകഭേദമായി’ തരംതിരിച്ച പുതിയ കോവിഡ് വേരിയന്റായ ‘ഒമിക്‌റോണിനെക്കുറിച്ചുള്ള’ ആശങ്കകൾക്കിടയിൽ, അന്താരാഷ്‌ട്ര യാത്രക്കാർക്കായി കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുഫ്തിമാരെ കുറ്റപ്പെടുത്തി ഒമർ അബ്ദുള്ള; പിഡിപി-ബിജെപി സഖ്യം തെറ്റ് ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യെ കുറ്റപ്പെടുത്തി നാഷണൽ കോൺഫറൻസ് നേതാവ് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി Malayalam Daily News കരിപ്പൂരിനോടുള്ള അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും: എംപിമാർ ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ 'സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും' പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി റെഡ്മി 10 എക്സ്, റെഡ്മി 10 എക്സ് പ്രോ എന്നീ 5ജി സ്മാര്‍ട്ട് ഫോണുകള്‍ റെഡ്മി പുറത്തിറക്കി ഈ രണ്ട് മോഡലുകള്‍ തമ്മില്‍ റിയര്‍ ക്യാമറ കോണ്‍ഫിഗറേഷന്‍, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയില്‍ മാത്രമേ വ്യത്യാസമുള്ളൂ. രണ്ട് ഫോണുകളും 5 ജി നെറ്റ് വര്‍ക്കുകളെ പിന്തുണയ്ക്കുന്നു. മികച്ച വേഗത സമ്മാനിക്കുന്നുമുണ്ട്. രണ്ടിലും മീഡിയ ടെക് ഡൈമെന്‍സിറ്റി 820 ചിപ്‌സെറ്റാണുള്ളത്. രൂപകല്‍പ്പനയില്‍ റെഡ്മി നോട്ട് 9 ഫോണുകള്‍ക്ക് സമാനമാണ് റെഡ്മി 10 എക്‌സ് സീരീസ്. നാല് വ്യത്യസ്ത ഗ്രേഡിയന്റ് കളര്‍ സ്‌കീമുകളിലാണ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പിന്‍ഭാഗത്ത് ഒരു പ്രീമിയം ഗ്ലാസ് ഡിസൈന്‍ ഉണ്ട്. പ്രകടനത്തില്‍, റെഡ്മി 10 എക്‌സ്, മീഡിയടെക് ഡൈമെന്‍സിറ്റി 820 ചിപ്‌സെറ്റിനെയാണ് ആശ്രയിക്കുന്നത്. ഇത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിച്ച ചിപ്‌സെറ്റാണ്. ആന്‍ഡ്രോയിഡ് പത്ത് അടിസ്ഥാനമാക്കി എംഐയുഐ 12ല്‍ ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നു. മികച്ച ക്യാമറകളാണ് ഫോണിലുള്ളത്. റെഡ്മി 10 എക്‌സ് 5 ജിയില്‍ 48 മെഗാപിക്‌സല്‍ ഉള്ളതാണ് പ്രധാന ക്യാമറ. അത് 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറ എന്നിവയെ സഹായിക്കുന്നു. റെഡ്മി 10 എക്‌സ് പ്രോ 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയ്ക്കായി 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ സ്വാപ്പ് ചെയ്യുന്നു. ഡെപ്ത് ക്യാമറയെ 5 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ ഉപയോഗിച്ച് 3 കെ്‌സ് ഡിജിറ്റല്‍ സൂം എന്നിവ നല്‍കുന്നു. റെഡ്മി 10 എക്‌സ് 5 ജിയ്ക്ക് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും റെഡ്മി 10 എക്‌സ് പ്രോ 5 ജിയ്ക്ക് 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ലഭിക്കും. 6 ജിബി റാമും 64 ജിബി സ്‌റ്റോറേജുമുള്ള റെഡ്മി 10 എക്‌സ് ബേസ് വേരിയന്റിന് 17,000 രൂപയാണ് വില. അതേ 6 ജിബി റാമുള്ള 128 ജിബി വേരിയന്റിന് ഏകദേശം 19,100 രൂപ വിലവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള 22,300 രൂപ വിലയുള്ള മറ്റൊരു വേരിയന്റുമുണ്ട്. 8 ജിബി റാമും 56 ജിബി സ്‌റ്റോറേജുമുള്ള ടോപ്പ് എന്‍ഡ് വേരിയന്റിന് 25,500 രൂപ. ഇന്ത്യയില്‍ കൊറോണ വൈറസ് കൈകാര്യം ചെയ്തതില്‍ മോദിയുടെ പരാജയം എടുത്തു പറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് കോവിഡ്-19: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബ്രസീലില്‍ ദിവസേന മരണ നിരക്ക് ഉയരുന്നു കരിപ്പൂരിനോടുള്ള അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും: എംപിമാർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതർ ഇനിയും അവഗണന തുടർന്നു കാണിച്ചാൽ പെരിന്തൽമണ്ണ: ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ Dec 1, 2021 സുമോദ് നെല്ലിക്കാല 0 ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രെവർത്തനോദ്ഘാടനം ഡാളസില്‍ ഡിസംബർ 4 ശനിയാഴ്ച 5 മണിക്ക് ഗാർലാൻഡിലുള്ള കേരള സമാജം ഹാളിൽ നടക്കും. ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ‘സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും’ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി വ്യക്തികളിൽ നിന്ന് വ്യക്തമായ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നത് നിരോധിച്ചുകൊണ്ട് ട്വിറ്റര്‍ സ്വകാര്യതാ നയം പുതുക്കിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “ഇന്ന് മുതൽ ഇന്ന് ലോക എയ്ഡ്‌സ് ദിനം: വർഷങ്ങൾ കഴിഞ്ഞിട്ടും എയ്ഡ്‌സ് വാക്‌സിൻ ഉണ്ടാക്കാൻ കഴിഞ്ഞില്ല ലോകമെമ്പാടും കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട് കുറച്ച് മാസങ്ങൾക്ക് ശേഷം, അതിന്റെ വാക്സിൻ നിർമ്മിച്ചു. എന്നാൽ, വർഷങ്ങൾ നീണ്ട ഗവേഷണത്തിന് ശേഷവും എയ്ഡ്സിനുള്ള വാക്സിൻ ഒമിക്‌റോൺ വേരിയന്റ്: റെജെനെറോണിനെക്കുറിച്ചുള്ള ഭയവും പരിഭ്രാന്തിയും അതിന്റെ ആന്റിബോഡി മരുന്ന് ഫലപ്രദമല്ലെന്ന് അവകാശപ്പെടുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ലോകം ഒരു പുതിയ COVID-19 സ്‌ട്രെയിനിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് – ഒമിക്രോൺ. ഇപ്പോൾ ഫാർമ കമ്പനിയായ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ഡിസംബർ 1 മുതൽ രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു ലോകാരോഗ്യ സംഘടന ‘ആശങ്കയുടെ വകഭേദമായി’ തരംതിരിച്ച പുതിയ കോവിഡ് വേരിയന്റായ ‘ഒമിക്‌റോണിനെക്കുറിച്ചുള്ള’ ആശങ്കകൾക്കിടയിൽ, അന്താരാഷ്‌ട്ര യാത്രക്കാർക്കായി കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുഫ്തിമാരെ കുറ്റപ്പെടുത്തി ഒമർ അബ്ദുള്ള; പിഡിപി-ബിജെപി സഖ്യം തെറ്റ് ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യെ കുറ്റപ്പെടുത്തി നാഷണൽ കോൺഫറൻസ് നേതാവ് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ ചാവക്കാട് ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ 62-വാർഷിക പൊതുയോഗവും കുടുംബസംഗമവും, വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു മുതുവട്ടൂർ രാജഹാളിൽ വെച്ച് നടന്ന പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാറും, കുടുംബ സംഗമം നടൻ ശിവജി ഗുരുവായൂരും ഉദ്ഘാടനം ചെയ്തു കെ വി അബ്‌ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കരസ്ത മാക്കിയ വിദ്യാർത്ഥികൾക്ക് ചാവക്കാട് നഗരസഭ ചെയർമാൻ എൻ. കെ അക്ബർ പുരസ്‌കാരം നൽകി. സി. എം. എ. ജനറൽ സെക്രട്ടറി ജോജി തോമസ് കെ. വി. വി. ഇ. എസ് ഗുരുവായൂർ മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, ടൌൺ കൗൺസിലർ എ എച്ച് അക്ബർ, വാർഡ് കൗൺസിലർ ബുഷറ ലത്തീഫ്, ട്രഷറർ കെ കെ സേതുമാധവൻ, കെ എൻ സുധീർ, സി ടി തമ്പി, കെ കെ നടരാജൻ, പി എം അബ്‌ദുൾ ജാഫർ, പി എസ് അക്ബർ എന്നിവർ സംസാരിച്ചു സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | കണ്ണൂർ: ജീവിത പ്രതിസന്ധികൾ എല്ലാ കാലത്തും ദേശത്തും വ്യക്തിക്കും ഉണ്ടാവുന്നതാണെന്നും അവയെ ക്രിയാത്മകമായി നേരിടുന്നവർ മാത്രമേ കാലത്തെ അതിജയിക്കുകയുള്ളുവെന്നും ജമാഅത്തെഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ സമിതി ജില്ലയിൽ ഏഴ് കേന്ദ്രങ്ങളിൽ നടത്തിയ ഓൺലൈൻ പ്രവർത്തക സംഗമങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അമീർ. വ്യക്തി ജീവിതത്തിലും സാമൂഹിക രംഗത്തും ഒട്ടേറെ കരുതലുകൾ ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നെതന്ന് അമീർ ഉണർത്തി. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ജാഗ്രത ആവശ്യപ്പെടുന്നത് മനുഷ്യെൻറ നിലനിൽപുമായി ബന്ധപ്പെട്ട ഏകത്വമായി തീരുകയാണ്. ദൈവത്തിെൻറ ഏകത്വവും മനുഷ്യെൻറ ഏകത്വവും ഒരു മഹാമാരിയുടെ വേഷത്തിൽ ഒന്നിച്ചിരിക്കുകയാണ്. മനുഷ്യെൻറ അഹന്തയും ധിക്കാരവുമെല്ലാം ഇവിടെ തോറ്റുപോയിരിക്കുന്നു. ഭൗതിക ജീവിതം താൽകാലികമാണെന്ന ബോധം വളർത്തപ്പെട്ടവർക്ക് ഈ പ്രതിസന്ധിയിൽ വേവലാതിയില്ല. കാരണം, മറ്റൊരു ലോകത്തെക്കുറിച്ച പ്രതീക്ഷയുള്ളവരാണവർ. സത്യവിശ്വാസികൾ ഈ ആത്മീയ തലം കൂടുതൽ അരക്കിട്ടുറപ്പിക്കണം. പൗരത്വ വിഷയത്തിൽ മുസ്ലിംകളെ നിരന്തരം വേട്ടയാടുന്ന നടപടികൾക്ക് കോവിഡ് പ്രതിസന്ധിയെ മറയാക്കുന്ന നീചമായ നീക്കമാണ് ഭരണകൂടം തുടരുന്നതെന്ന് അമീർ ചൂണ്ടികാട്ടി. സേച്ഛാധിപതികളുടെ ചരിത്രത്തിലെ പതനങ്ങൾ ഇവർ മനസ്സിലാക്കണം. ഏത് പ്രതിസന്ധിയിലും പ്രതീക്ഷിക്കാവുന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ശീലമാണ് സത്യവിശ്വാസികൾ വളർത്തേണ്ടത്. ക്ഷാമത്തിെൻറ കാലമാണിത്. നല്ല കരുതൽ വേണം. ചിലവുകൾ ക്രമീകരിക്കണം.ധുർത്തും ദുർവ്യയവും ഉണ്ടാവരുത്. സ്വന്തം ആവശ്യങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേററി കൊടുക്കുകയും ചെയ്യുന്ന സേവകരാവണം സത്യപ്രബോധകർ. ദൈവബോധം സാമൂഹിക ബോധം കൂടിയാണ്. സാമൂഹിക പ്രവർത്തനത്തെ രാഷ്ട്രീയമായും രാഷ്ട്രീയത്തെ സാമൂഹിക ബോധമായും പ്രസരിപ്പിക്കുന്നവരാണ് പ്രബോധകർ. ഇത് മറ്റാർക്കുമില്ലാത്ത ഗുണമാണ്. അത് കൊണ്ടാണ് സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക് ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ക്രിയാത്മക പ്രസ്ഥാനത്തോട് അനിഷ്ടം തോന്നുന്നത്. ജമാഅത്തെ ഇസ്ലാമിയും അതിെൻറ അനുബന്ധ സ്ഥാപനങ്ങളും കോവിഡ് കാലത്തും പ്രളയത്തിലും നിർവഹിച്ച ദുരിതാശ്വാസ സംരംഭങ്ങൾ സേവന സമർപ്പണത്തിെൻറ മാതൃകകളാണ്. ഈ ആത്മസമർപ്പണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അമീർ ഉണർത്തി. കൺവൻഷനുകളിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. ജമാഅത്ത് സംസ്ഥാന ജനറർ സെക്രട്ടറി വി.ടി.അബ ്ദുല്ലക്കോയ തങ്ങൾ, അസി.അമീർ മുജീബ്റഹ്മാൻ, സെക്രട്ടറിമാരായ എം.കെ.മുഹമ്മദലി, ശിഹാബ്പൂക്കോട്ടൂർ എന്നിവർ വിവിധ ഏരിയാ സെഷനുകൾ ഉദ്ഘാടനം ചെയ്തു. മേഖലാ നാസിം യു.പി.സിദ്ദീഖ് മാസ്റ്റർ, ജമാഅത്തെഇസ്ലാമി ജില്ലാ വനിതവിഭാഗം പ്രസിഡൻറ് നിഷാദ ഇംതിയാസ്,ജമാഅത്തെഇസ്ലാമി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.മുഹമ്മദലി, സി.പി.ഹാരിസ്, വനിതാ ജില്ലാ സമിതി അംഗങ്ങളായ കെ.എൻ.സുലൈഖ, പി.ടി.പി.സാജിദ, ജമാഅത്തെഇസ്ലാമി ഏരിയാ പ്രസിഡൻറുമാരായ കെ.കെ.അസ്ലം, മുനീർജമാൽ, എം.അബ്ദുൽനാസർ, അബ്ദുൽസലാം മാസ്റ്റർ, സി.അലി, കെ.അബ്ദുൽറഷീദ്, കെ.മുഹമ്മദ് ഹനീഫ്, അബ്ദുറഹീം, സി.എൻ.കെ.നാസർ, ജലാൽഖാൻ, പി.വി.ഹസ്സൻകുട്ടി, മുസ്തഫ ഇബ്രാഹിം, യു.വി.സുബൈദ, മുഹമ്മദ്റഫീഖ് ഷബീർഅഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസനയം: സർക്കാർ ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കുന്നു – ജമാഅത്തെ ഇസ്‌ലാമി അകലത്തിരുന്ന് അടുപ്പം പറഞ്ഞ് സൗഹൃദ സംഗമം സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | സങ്കീര്‍ത്തനം 30-ന്‍റെ ആത്മീയ വിചിന്തനത്തിന്‍റെ അവസാനത്തെ ഭാഗമാണിന്ന്. കഴിഞ്ഞ ആഴ്ചകളിലായി ഈ കൃതഞ്ജതാഗീതത്തിന്‍റെ 1-മുതല്‍ 9-വരെയുള്ള വരികളുടെ വ്യാഖ്യാനം പഠിക്കുകയുണ്ടായി. ആദ്യഘട്ടം 4 വരികള്‍ രക്ഷകനായ ദൈവത്തിന് നന്ദിപറഞ്ഞ് അവിടുത്തെ സ്തുതിക്കുകയാണ്. തന്നെയും തന്‍റെ ജനത്തെയും രക്ഷിച്ചതിന് ദൈവത്തെ പാടിസ്തുതിക്കുകയാണ് ഗായകന്‍. ശത്രുക്കള്‍ തന്‍റെമേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കാതിരുന്നതിന് അവിടുത്തേയ്ക്ക് സങ്കീര്‍ത്തനം നന്ദിപറയുന്നു. അതുപോലെ പാതാളത്തില്‍നിന്ന് തന്നെ കരേറ്റി രക്ഷിച്ചതിനും മരണ ഗര്‍ത്തത്തില്‍നിന്നും ജീവനിലേയ്ക്കു നയിച്ചതിനും അവിടുത്തേയ്ക്ക് കൃതജ്ഞതപറയുന്നു. ദൈവത്തെ സ്തുതിക്കുന്ന ജനത്തെ കര്‍ത്താവിന്‍റെ വിശുദ്ധരേ എന്ന് ഭവ്യതയോടെ ഗായകന്‍ അഭിസംബോധനചെയ്യുന്നു. പാതാളത്തില്‍നിന്നു തന്നെ കരേറ്റി രക്ഷിച്ചതിനും മരണഗര്‍ത്തത്തില്‍നിന്നു ജീവനിലേയ്ക്കു നയിച്ചതിനും ഗായകന്‍ അവിടുത്തേയ്ക്കു കൃതജ്ഞതനേരുന്നു (സങ്കീ. 30, 4-5). എന്തെന്നാല്‍ അങ്ങെനിക്ക് രക്ഷ നല്കി 2). ഗീതത്തിന്‍റെ രണ്ടാംഘട്ടംത്തില്‍ ദൈവം കാരുണ്യവാനാണെന്ന് പ്രകീര്‍ത്തിക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു, ദൈവത്തിന്‍റെ പരിശുദ്ധ നാമത്തിനു നാം നന്ദിയര്‍പ്പിക്കുവിന്‍. കാരണം അവിടുത്തെ പ്രസാദം നമ്മുടെമേല്‍ ആജീവനാന്തം നിലനില്ക്കുന്നതാണ്. ഒരു ദിവസത്തില്‍ ചില യാമങ്ങള്‍ യാതനാപൂര്‍ണ്ണമാകാമെങ്കിലും, ഓരോ പ്രഭാതത്തിലും ദൈവം നമുക്ക് സന്തോഷവും പ്രത്യാശയും നല്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുകയും പ്രത്യാശ പകരുകയും ചെയ്യുന്നു. ഗീതത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ ഗായകന്‍ വീണ്ടും പര്‍വ്വതംപോലെ തന്നെ ഉറപ്പിച്ചു സ്ഥാപിച്ച ദൈവത്തെ സ്തുതിക്കുന്നു. കാരണം നല്ലകാലത്ത് താന്‍ തന്നില്‍തന്നെ മുഴുകി ജീവിച്ചു, ദൈവത്തെ മറന്നു. എന്നാല്‍ ദൈവമാണ് തനിക്ക് അസ്തിത്വം നല്കിയതും, പര്‍വ്വതംപോലെ തന്നെ ഉറപ്പിച്ചതുമെന്ന് സങ്കീര്‍ത്തകന്‍ അനുസ്മരിക്കുന്നു. ദൈവം എപ്പോള്‍ തന്നില്‍നിന്നും മറഞ്ഞിരിക്കുന്നുവോ ആ നിമിഷം ജീവിതം അര്‍ത്ഥശൂന്യമാകും. മനുഷ്യന്‍റെ നിലനില്പ് ഇല്ലാതാകും. അപ്പോള്‍ താന്‍ പരിഭ്രാന്തനാകും. നിലവിളിക്കും. ദൈവത്തോടു യാചിക്കും. ദൈവമേ, താന്‍ ഇല്ലാതായാല്‍ അങ്ങേയ്ക്ക് എന്തു ഫലം? താന്‍ മണ്ണോടു മണ്ണടഞ്ഞാല്‍ ഇല്ലായ്മയില്‍ ദൈവത്തെ സ്തുതിക്കുവാന്‍ കെല്പില്ലാത്തവാനായി മാറുമല്ലോ? മരണഗര്‍ത്തത്തില്‍നിന്നും ഒരുവന്‍ ദൈവത്തെ സ്തുതിക്കാന്‍ കെല്പില്ലാത്തവനായി മാറും. കാരണം പാതാളം ദൈവത്തെ സ്തുതിക്കുന്നില്ല. മരണം ജീവിതത്തെ നിഷ്പ്രഭമാക്കുന്നു. പൂഴിയിലേയ്ക്കു മടങ്ങുന്ന മനുഷ്യശരീരം ദൈവത്തെ സ്തുതിക്കാന്‍ കെല്പില്ലാത്ത അവസ്ഥ പ്രാപിക്കുമെന്ന് സങ്കീര്‍ത്തകന്‍ എളിമയോടെ വിലപിക്കുന്നു. അയാള്‍ ദൈവത്തിന്‍റെ കാരുണ്യാതിരേകത്തെ സ്തിക്കുകയും, തനിക്ക് ജീവനും അസ്ഥിത്വവും നല്കിയ ദൈവം അനശ്വരനാണെന്ന് പ്രകീര്‍ത്തിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. ശത്രുക്കള്‍ എന്‍റെ മേല്‍ വിജയംഘോഷിക്കാന്‍ അങ്ങിടയാക്കിയില്ല 5. ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടാം 10-മുതല്‍ 12-വരെയുള്ള വരികളാണ്തുടര്‍ന്നും വിചിന്തനം ചെയ്യുന്നത്. കര്‍ത്താവേ, എന്‍റെ യാചന കേട്ട് എന്നോടു കരുണ തോന്നണമേ? അവിടുന്ന് എന്‍റെ വിലാപത്തെ ആനന്ദനൃത്തമായ് മാറ്റി, അവിടുന്ന് എന്‍റെ ചാക്കു വസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു. ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും ദൈവമായ കര്‍ത്തവേ, ഞാനങ്ങേയ്ക്ക് എന്നും നന്ദിപറയും! തന്‍റെ വിനാശത്തിന്‍റെയും മരണത്തിന്‍റെയും നാളുകളെ ഓര്‍ത്ത് പരിഭ്രാന്തനായ സങ്കീര്‍ത്തകന്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി കേഴുന്ന ഒരു യാചനാഭാഗമാണ് നാലാം ഘട്ടമെന്നത് സുവ്യക്തമാണ് : ദേവാലയത്തില്‍ ദൈവത്തെ സ്തുതിച്ചു നന്ദിപറയാന്‍ എത്തിയ ഗായകന്‍ അവിടെ, ജരൂസലേം ദേവാലയത്തിന്‍റെ പുനരുത്ഥരിക്കപ്പെട്ട സാമൂഹ്യപശ്ചാത്തലത്തില്‍ എല്ലാ വ്യഥകളും മറന്ന് പാടുന്നു. തന്‍റെയും തന്‍റെ ജനത്തിന്‍റെയും ജീവിത ദുഃഖത്തെയും വിലാപത്തെയും എല്ലാം മാറ്റിവച്ചത് ദൈവിക സാന്നിദ്ധ്യമാണെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. സ്രഷ്ടാവും രക്ഷകനുമായ അവിടുത്തെ തിരുമുന്‍പില്‍ നൃത്തംചവിട്ടാന്‍ ദൈവം തന്നെ അനുവദിക്കുന്നുവെന്നത് സങ്കീര്‍ത്തകന്‍റെ ബോധ്യമാണ്. അങ്ങനെ ദൈവസന്നിധിയില്‍ തന്‍റെ ജീവിതം ഒരു ആനന്ദനൃത്തമായി പരിണമിച്ചുവെന്ന് ഗായകന്‍ ഏറ്റുപറയുകയും വരികളില്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കാരണം ജനം അവരുടെ വിഴ്ചകള്‍ക്ക് ചാക്കുവസ്ത്രമണിഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നെന്നു വരികള്‍ വ്യക്തമാക്കുന്നു (11b). ശരീരത്തെ പീഡിപ്പിച്ച് പരിഹാരംചെയ്യുന്ന പഴയ രീതിയാണ് ചാക്കുവസ്ത്രമണിയല്‍. ആന്തരീകമായ അനുതാപം അല്ലെങ്കില്‍ ഉള്‍ത്താപത്തോടൊപ്പം, ചാക്കുവസ്ത്രം അനുതാപത്തിന്‍റെ പരസ്യമായ പ്രഖ്യാപനമാണ്. ‍താന്‍ പാപിയാകയാല്‍ തന്‍റെ പാപങ്ങള്‍ക്കു ദൈവത്തോടു മാപ്പപേക്ഷിക്കുകയാണ് പരിഹാരപ്രവൃത്തിയിലൂടെയെന്ന് പരസ്യമായി ഏറ്റുപറയുകയാണ് ഇവിടെ. ഈ സങ്കീര്‍ത്തനം ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ നിങ്ങള്‍ പാടിപ്പുകഴ്ത്തുവിന്‍ എന്തെന്നാല്‍ അവിടുത്തെ കോപം നിമിഷനേരത്തേയ്ക്കേ ഉണ്ടാവുകയുള്ളൂ അവിടുത്തെ പ്രസാദം ആ ജീവനാന്തം നിലനില്ക്കുന്നൂ മനുഷ്യന്‍ ബലഹീനനാണെങ്കിലും, ദൈവത്തിന്‍റെ സൃഷ്ടിയെന്ന നിലയില്‍ പാറപോലെ, പര്‍വ്വതംപോലെ ഉറച്ചരൂപമാണെന്ന് സങ്കീര്‍ത്തകന്‍ വിവരിക്കുന്നു. മനുഷ്യന്‍ നശിച്ചുപോകേണ്ടവനല്ല, തെറ്റിപ്പോയിട്ടുണ്ടെങ്കില്‍ അനുതാപത്തോടെ ദൈവത്തിങ്കലേയ്ക്ക് തിരിച്ചുചെല്ലേണ്ടതാണെന്ന് സങ്കീര്‍ത്തകന്‍ ഓര്‍പ്പിക്കുന്നു. അതിനാല്‍ തിരിച്ചുവരവിന്‍റെ ആനന്ദം, നന്ദിയുടെ ആനന്ദമായി വരികളില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നും നമുക്കു വ്യാഖ്യാനിക്കാവുന്നതാണ്, കണ്ടെത്താവുന്നതാണ്. അങ്ങനെ ദൈവം ഇസ്രായേലിന്‍റെ കരച്ചില്‍ കേട്ടു. അവരുടെ അനുതാപത്തിന്‍റെ കരച്ചില്‍ അവിടുന്ന് ആനന്ദമായും, ആനന്ദനൃത്തമായും മാറ്റിയിരിക്കുന്നു എന്നാണ് സങ്കീര്‍ത്തനം രേഖപ്പെടുത്തുന്നത്. ഞാന്‍ മൗനം പാലിക്കാതെ അങ്ങയെ പാടിപ്പുകഴ്ത്തും ദൈവമായ കര്‍ത്തവേ, ഞാനങ്ങേയ്ക്ക് എന്നും നന്ദിയര്‍പ്പിക്കും! ഏതു മതസ്ഥരായിരുന്നാലും പ്രാര്‍ത്ഥന ജീവിതത്തില്‍ നല്ലതാണെന്നു മാത്രമല്ല, ആവശ്യമാണ്. കുടുംബങ്ങളില്‍ വെളുപ്പിന് ഒരു പ്രഭാതപ്രാര്‍ത്ഥന. സന്ധ്യയ്ക്ക് ഒരു സന്ധ്യാപ്രാര്‍ത്ഥന. അപ്പോള്‍ ആ ദിവസം ഒരു ആനന്ദനൃത്തമായ് ഭവിക്കും എന്നാണ് പറയുന്നത്. കാരണം ഈശ്വരനില്‍നിന്നും ആരംഭിക്കുന്ന ജീവിതങ്ങള്‍ അവിടുന്നില്‍ ലയിക്കുന്നതാണ് പൂര്‍ണ്ണതയെന്ന് ഈ വരികള്‍ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ദൈവത്തെ സ്തുതിച്ചു പാടിക്കൊണ്ട് ആരംഭിച്ച ഗീതം, ഒരു വിലാപത്തിലൂടെ അവസാനം നന്ദിയുടെ പ്രഘോഷണമായിട്ടാണ് അവസാനിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ട് നമുക്കീ ആത്മീയവിചിന്തനം ഉപസംഹരിക്കാം ഓർമ്മയിലെ ഓണം തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരു ജാതിവിവേചനവും ഗോത്രസമൂഹം നേരിടുന്ന പ്രതിസന്ധികളും അവഗണനകളും തുറന്നുകാട്ടുന്നു 'ജയ് ഭീം മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ ജീവിതത്തിൽ നടന്ന യഥാർഥ കഥയും അദ്ദേഹം അഭിഭാഷകനായിരുന്ന കാലത്ത് കൈകാര്യം ചെയ്ത കേസുമാണ് സിനിമക്ക് വിഷയമായത്. തൊണ്ണൂറ്റിഅഞ്ചു ശതമാനവും സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ജസ്റ്റിസ് കെ. ചന്ദ്രുതന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് സിനിമയാണെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട സിനിമതന്നെയാണ്. നമ്മൾ എത്രതന്നെ പുരോഗമിച്ചു എന്ന് പറയുമ്പോഴും ഓരോ മനുഷ്യന്റെ മനസ്സിലും ജാതിബോധമുണ്ട്. ചില സന്ദർഭങ്ങളിൽ നമ്മുടെ ജാതിബോധം വാക്കിലൂടെയും പ്രവർത്തിയിലൂടെയും സമീപനങ്ങളിലൂടെയുമൊക്കെ വെളിപ്പെട്ടുപോവാറുമുണ്ട്. അംബേദ്ക്കറിസത്തെ മാർക്സിസവുമായി കൂട്ടിയിണക്കുന്നതിന്റെ സാധ്യതയും അതിന്റെ പ്രസക്തിയും പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട് ഈ സിനിമ. സിനിമയിൽ സൂര്യ അഡ്വക്കറ്റ് ചന്ദ്രു എന്ന നായകവേഷത്തിൽ തിളങ്ങിനിൽക്കുന്നുണ്ടെങ്കിലും മണികണ്ഠന്റെയും ലിജോമോൾ ജോസിന്റെയും അഭിനയം ഗംഭീരമെന്നു പറയാതെ വയ്യ. രാജാക്കണ്ണും സെങ്കണിയും രണ്ടുപേരുടെയും ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളായി സിനിമാചരിത്രം രേഖപ്പെടുത്തും. സിനിമയുടെ അവസാനഭാഗത്ത് അഡ്വക്കറ്റ് ചന്ദ്രു പത്രം വായിക്കുമ്പോൾ സമീപത്തിരിക്കുകയായിരുന്ന രാജാക്കണ്ണിന്റെയും സെങ്കണിയുടെയും മകൾ സംശയത്തോടെയും ഭയത്തോടെയും ചന്ദ്രുവിനെ നോക്കിക്കൊണ്ടു പത്രം വായിക്കാനെടുക്കുന്നതും ചന്ദ്രു ഇരുന്നത്പോലെ കാലിന്മേൽ കാൽ വച്ച് ഇരിക്കുന്നതും സ്ത്രീ-പുരുഷ സമത്വമെന്ന ആശയം കൂടി സിനിമയിലുണ്ട്. സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും കൃത്യമായ രാഷ്ട്രീയത്തോടെയും സിനിമയെന്ന മാധ്യമത്തെ പ്രേക്ഷകരിലെത്തിച്ച സംവിധായകൻ ജ്ഞാനവേൽ അഭിനന്ദനം അർഹിക്കുന്നു. ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) മനുഷ്യമനസുകള്‍ അശ്ലീലമായിത്തുടങ്ങിയതുമുതലാണ് നഗ്നത മറക്കണമെന്ന ചിന്ത ഉടലെടുക്കുന്നത് എന്ന് തോന്നുന്നു. പിന്നെയും കാലം കുറേ കഴിഞ്ഞിട്ട പുരോഗമനവും പരിഷ്കാരവും വ്യത്യസ്ഥ ലക്ഷ്യങ്ങളിലേക്കുള്ള വ്യത്യസ്ഥ മാർഗ്ഗങ്ങളാണെന്നും പരിഷ്കാരത്തിന്റെ ഓരങ്ങളിൽ നവമുതലാളിത്തം അവരുടെ കമ്പോളങ് മാതാ അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയിൽ ട്രേഡ്വെൽ (ഗായത്രി) എഴുതിയ പുസ്തകം ഉയർത്തിയ വിവാദമാണ് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പച്ചത് ഇത് ലൈംഗികത ആഘോഷിക്കപ്പെടുന്ന കാലം. ഒപ്പം വികലമാക്കപ്പെടുന്നതും. ആരാണ് ഇത്രയധികം ആഘോഷിക്കുന്നതും വികലമാക്കുന്നതും? സമൂഹമാണോ? അങ്ങനെയെങ്കില്‍ ഗുഡ്‌മോർണിംഗ് ഗുഡ്‌നൈറ്റ് പറയുക എന്നത് ഒരു തെറ്റല്ല, നല്ലകാര്യമാണ്. വെള്ളക്കാർക്ക് ഓരോ ദിവസവും അവരുടെ ജീവിതം തുടങ്ങുന്നത് ഗുഡ്‌മോർണിംഗ് പ്രവാസവും ഒരു പുനര്‍ജന്മമാണ്. അതുവരെ കൂടെ കൊണ്ടുനടന്ന നല്ലതിനെയും ചീത്തയെയും ഒക്കെ നിര്‍ബന്ധപൂര്‍വ്വം ജീവിതത്തില്‍നിന്നു പറിച്ചെറിയുക എന കുറച്ചു കാലമായി ഇന്ത്യയില്‍ ചില പ്രമുഖവ്യക്തികള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരികയാണ്. കേവലം ഒരു വിവാദം എന്നതി തീരുമാനിച്ചുറപ്പിച്ചപോലെ എല്ലാവരും വജ്ബ പെട്രോള്‍ ‍ സ്റ്റേഷന് സമീപം എത്തി. അവിടുന്നു എല്ലാവരും ഒരുമിച്ചു യാത്ര പുറപ്പെട്ടു, ദുഖാനിലേക്ക്. ഞാ ഒരു ദേശത്തിന്റെ സംസ്കാരം എങ്ങനെയാണ് നിർവ്വചിക്കുക? മനുഷ്യന്റെ സാമൂഹികമായ സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും ആകെ തുകയാണ് സംസ്കാരം. ഒരിക്കലും ഒരിടത്തും ചെന്നവസാനിക്കാത്ത, സമൂഹം മൊത്തത്തി കേരളശബ്ദം, ഖത്തർ സപ്ലിമെൻറ് ഏതൊരു വ്യക്തിക്കും സ്വന്തം നാടിനെക്കുറിച്ച് ഒരു കാഴ്ച്ചപ്പാടുണ്ടായിരിക്കണം. നമ്മൾ മലയാളികൾ അത്തരം കാഴ്ച് വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് മൂന്ന് മുത്തശ്ശിമാര്‍; കൈ പിടിച്ച് സീമാ ജി നായര്‍ – News18 Malayalam വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് മൂന്ന് മുത്തശ്ശിമാര്‍; കൈ പിടിച്ച് സീമാ ജി നായര്‍ വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് മൂന്ന് മുത്തശ്ശിമാര്‍; കൈ പിടിച്ച് സീമാ ജി നായര്‍ ഒടുവില്‍ വാര്‍ധക്യത്തില്‍ ഹരിശ്രീ കുറിക്കാനായി അവരുടെ കൈ പിടിക്കാന്‍ എത്തിയയത് സീമാ ജി നായരാണ് പത്തനംതിട്ട: വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ചത് കരുന്നുകള്‍ മാത്രമല്ല, 75 വയസ്സ് പിന്നിട്ട മൂന്ന് മുത്തശിമാര്‍ കൂടിയാണ്. നല്ലകാലത്ത് അക്ഷരം പഠിക്കാന്‍ കഴിയാതെ പോയതിന്റെ സങ്കടവും പേറി അടൂര്‍ മഹാത്മ ജന സേവന കേന്ദ്രത്തില്‍ കഴിയുന്ന കല്ല്യാണിയും മീനാക്ഷിയും ഭാരതിയുമാണ് കഴിഞ്ഞ ദിവസം അക്ഷര ലോകത്തിന്റെ ചവിട്ടു പടികള്‍ ആദ്യമായി കയറിയത്. മൂവര്‍ക്കും വയസ് 75 പിന്നിട്ടു. പത്രം പോലും വായിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട് ജനസേവ കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ അറിയിച്ചതോടെയാണ് മൂവരെയും അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ വാര്‍ധക്യത്തില്‍ ഹരിശ്രീ കുറിക്കാനായി അവരുടെ കൈ പിടിക്കാന്‍ എത്തിയയത് സീമാ ജി നായരാണ്. മൂവരെയും എഴുത്തും വായനയും പഠിപ്പിക്കാനാണ് ജനസേവ കേന്ദ്രത്തിന്റെ തീരുമാനം. Vidyarambham ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ പുരോഗമിക്കുന്നു അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. സംസ്ഥാനത്ത് കോവിഡ് (Covid) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിദ്യാരംഭ(Vidyarambham കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ (Kollur Mookambika Temples) അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ഇത്തവണയും നൂറുകണക്കിന് കുരുന്നുകളാണ് എത്തിയത്. സരസ്വതി മണ്ഡപത്തില്‍ പുലര്‍ച്ചെ നാലുമണി മുതല്‍ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സരസ്വതി മണ്ഡപത്തിന് സമീപത്തെ ഹാളിലാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങ്. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പുത്തരി നിവേദ്യ സമര്‍പ്പണമായ നവാന്ന പ്രശാനം നടക്കും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍(RTPCR) നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തിനാല്‍, കേരളത്തില്‍ നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന വിജയോല്‍സവത്തോടെ കൊല്ലൂരിലെ ഈ വര്‍ഷത്തെ നവരാത്രി- വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമാകും. Also Read-RAIN ALERT| സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവില്‍ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തില്‍ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യന്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. Also Read-പാലാ രാമപുരത്ത് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ജോസ് കെ മാണിക്കൊപ്പം കോഴിക്കോട് തളിയില്‍ ക്ഷേത്രം, പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി. കോവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചന്‍ പറമ്പില്‍ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് മൂന്ന് മുത്തശ്ശിമാര്‍; കൈ പിടിച്ച് സീമാ ജി നായര്‍ Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു 'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്; മമ്പറം ദിവാകരന്‍റെ പാനലിന് വൻ തോൽവി 'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍ കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക് Sandeep Murder സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി MA Yousafali അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു പതിവ് പോലെ അന്നും കൃത്യസമയത്ത് തന്നെ നേരം വെളുത്തെന്ന് തോന്നുന്നു. അതൊന്നും കാര്യമാക്കാതെ ഞാൻ പിന്നേം കിടന്നുറങ്ങി. പതിവിലും വിപരീതമായി പുറത്ത് നിന്നും ഒരു കുശ് കുശ് (വണ്ടി ഇപ്പോ എത്തും, അതിന് ഓൻ ഒറങ്ങാണ്) ശബ്ദം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്. സാധാരണ ഇങ്ങനെ ഒന്നും കേൾക്കാറില്ലല്ലോ, ഇന്നിതെന്ത് പറ്റി എന്ന് ആലോചിച്ചും കൊണ്ട് അഴിഞ്ഞ് പോയ ട്രൗസർ വലിച്ച് കയറ്റി, ഉറക്കച്ചടവോടെ ഹാഫ് വേവായ കണ്ണും തിരുമ്മി ഫുൾവേവ് ആക്കാൻ ശ്രമിച്ച് കൊണ്ട് ഇമ്മച്ചീ എന്നും വിളിച്ച് ഉമ്മറത്തേക്ക് ചെന്നു. ഉമ്മറത്ത് ഉപ്പയുടെ അനിയനും (കൊച്ചാപ്പ ഓട്ടോ മാമനും, കൂടെ എന്തിനും തയ്യാറായ നാലഞ്ച് തടിയന്മാരും നിൽക്കുന്നു, അള്ളാഹ് ഇവരൊക്കെ ഇതെന്തിനുള്ള പുറപ്പാടാ? ഇവരിത്ര നേരത്തെ എന്തിനാ ഇവിടെ വന്നത്? എന്നിങ്ങനെ കുറേ ചോദ്യങ്ങൾ, ചോക്ക് പോയ ട്യൂബ് പോലെ എന്റെ കുഞ്ഞ് തലയിൽ മിന്നി മറഞ്ഞു. ഞാനിന്നലെ കുരുത്തക്കേടൊന്നും കാണിച്ചില്ലല്ലോ എന്നോർത്ത് ഞാൻ അന്തംവിട്ട്, തല പോയതെങ്ങിൽ നോക്കി ആലോചിച്ച് നിന്നു. എല്ലാരും എന്നെത്തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ ഞാൻ വേഗം വന്ന വഴിയേ അകത്തേക്ക് വലിഞ്ഞു. പലരുടെയും മുഖത്ത് പല പല ഭാവങ്ങൾ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഉമ്മ ഇവരൊക്കെ എന്തിനാ വന്നത് എന്നും ചോദിച്ച് ഞാൻ അടുക്കളേൽ ചെന്നു നല്ല പത്തിരിയുടെയും കോഴിക്കറിയുടെയും മണം അടുക്കളയിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു അതെക്കെ ഉണ്ട്. മോൻ പോയി പല്ല് തേച്ച് കുളിച്ച് വാന്നും" പറഞ്ഞ് തലയിൽ എണ്ണയും പുരട്ടി തന്ന് ഉമ്മ എന്നെ കുളിമുറിയിലേക്ക് പറഞ്ഞ് വിട്ടു. ഈ ഉമ്മക്ക് ഒക്കെ ഇതെന്ത് പറ്റി എന്നും ചിന്തിച്ച് പല്ല് തേപ്പും കുളിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കൊച്ചാപ്പയുടെ ഭാര്യ പുതിയ മുണ്ടും ഷർട്ടും കൊണ്ട് തന്നത്. ഇന്നെന്താ എല്ലാർക്കും എന്നോട് ഭയങ്കര ഇഷ്ടം എന്ന് ചിന്തിച്ച് കൊണ്ട് ഞാൻ ഷർട്ടിട്ടു. ഉമ്മവന്ന് മുണ്ട് ഉടുത്ത് തന്നു. അടുക്കളയിൽ എത്തിയതും കോഴിക്കറിയും പത്തിരിയും എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. ഇന്ന് എന്താ ഉപ്പ വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോ മറുപടി പറഞ്ഞത് വല്ലിമ്മ ആയിരുന്നു ഇന്ന്ന്റെ കൂട്ടീന്റെ കല്യാണല്ലേന്നും പറഞ്ഞ് തലയിൽ തലോടി പ്ലേറ്റിൽ പത്തിരി ഇട്ട് തന്നു. കോഴിക്കാലും കടിച്ച് വലിച്ച് തിന്നുന്നതിനിടക്കാണ് എനിക്ക് ഹാഷിൽന്റെ കല്യാണം കഴിഞ്ഞതും ഞാൻ കാണാൻ പോയതും ടെന്റടിച്ച പോലത്തെ കൂട്ടിൽ അവനെ കിടത്തിയതും ഓർമ്മ വന്നത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ എന്റെ നെഞ്ച് കിടന്ന് അടിയോടടി തുടങ്ങി. ഒസാൻ ഒരു മുട്ടിയുമായി വരുന്നതും കോഴീ നെ വെട്ടുന്ന കത്തി കൊണ്ട് എന്റെ കുഞ്ഞാണീടെ തല വെട്ടുന്നതുമായിരുന്നു എന്റെ മനസ്സിൽ. കണ്ണിലാകെ ഇരുട്ട് കയറി. എണീറ്റ് ഓടാൻ നോക്കി, പക്ഷേ കാല് അനങ്ങുന്നില്ല. ഉമ്മാ എനിക്ക് കല്യാണം ഇപ്പോ വേണ്ടാന്നും പറഞ്ഞ് കരയാനേ എനിക്ക് കഴിഞ്ഞുള്ളു. സുന്നത്ത് കല്യാണം കഴിഞ്ഞാൽ കിട്ടുന്ന സമ്മാനങ്ങളുടെ ഒരു പട്ടി ക തന്നെ പറഞ്ഞ് ഉമ്മ എന്നെ ഒരു വിതത്തിൽ സമാധാനിപ്പിച്ചു. കഴിച്ച് മുഖം ഒക്കെ കഴുകി തന്നു. ഓടി ഓടി ഞാൻ വന്ന് പെട്ടത് തടിയന്മാരുടെ മുന്നിൽ, തടിയന്മാരിൽ ഒരാളായ നസീർക്ക, പരുന്ത് കോഴിക്കുട്ടിയെ റാഞ്ചുന്നത് പോലെ എന്നെ കോരി എടുത്ത് വായുവിൽ നിർത്തി. ഞാൻ പെൻഡുലം പോലെ കിടന്നാടി. എല്ലാം കഴിഞ്ഞു എന്ന് കരുതിയ നേരത്താണ്. മേലെ പറമ്പിൽ നിന്ന് പൂവി എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്. എന്റെ കളിക്കൂട്ടുകാരിയാണ് പൂവി. അത് വരെ വയലന്റ് ആയിരുന്ന ഞാൻ പെട്ടന്ന് സൈലന്റായി കൊച്ചാപ്പയുടെ അടുത്ത് പോയി നിന്നു. നേരെ ഹോസ്പിറ്റലിൽ എത്തി. ഡോക്ടറേ കണ്ടു. ഡോക്ടർ എന്നെ കണ്ട് ഒരു ചിരി ചിരിച്ചു. കൊലച്ചിരി ദുഷ്ടൻ. എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. മലർത്തിക്കിടത്തി. ഞാൻ കമിഴ്ന്ന് കിടന്നു. വിണ്ടും മലർത്തി കിടത്തി വീണ്ടും ഞാൻ കമിഴ്ന്ന് കിടന്നു. അടുത്ത പ്രാവശ്യം മലർത്തി കിടത്തി കൂടെ കാല് രണ്ടും കൊച്ചാപ്പയും കൈ രണ്ടും ഒരു നഴ്സും അമർത്തിപ്പിടിച്ചു. യെസ്. അയാം ട്രാപ്പ്ഡ്… ഡോക്ടർ എന്നെ നോക്കി ദയനീയമായൊന്ന് ചിരിച്ചു. ഞാൻ ഉടുത്ത മുണ്ട് ആരോ അഴിച്ച് മാറ്റി. എ സി യുടെ തണപ്പ് അടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു സുഖം തോന്നി. കുടുംബക്കാരും അയൽവാസികളും ഒക്കെ എന്നെ കാണാൻ വരാൻ തുടങ്ങി. എല്ലാവരുടെ കയ്യിലും പലഹാര പൊതികൾ ഉണ്ടായിരുന്നു. അതിനുള്ളിൽ നാടൻ കോഴിമുട്ടയും, പഴവും അണ്ടിപ്പരിപ്പും മുന്തിരിയും ഹോർലിക്സും ഒക്കെയാണെന്ന് ഉമ്മ സ്വകാര്യമായി കാതിൽ പറഞ്ഞപ്പോൾ വേദനക്ക് ഒരാശ്വാസം തോന്നി. ചില കൈകൾ എന്റെ തലയണക്കടിയിൽ പോയി നോട്ടുകളും, ചില്ലറകളും നിക്ഷേപിച്ചപ്പോൾ വേദന കുറച്ച് കൂടെ കുറഞ്ഞു. പിന്നെ പിന്നെ വരുന്നവർ മുണ്ടിൽ പിടിച്ച് പൊക്കി നോക്കാൻ തുടങ്ങി. വാഴക്കുല കെട്ടിതൂക്കി പഴുക്കാൻ വേണ്ടി മറച്ച് വെച്ചത് പഴുത്തോ എന്ന് നോക്കുന്നത് പോലെ. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയതിനാൽ എന്റെ മട്ടും ഭാവവും മാറാൻ തുടങ്ങി. ഇത് കണ്ട ഉമ്മ ഉണക്കം നോക്കാണെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. ഉണക്കം നോക്കിയ ശേഷം ചില പെണ്ണുങ്ങൾ എന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് നാണം തോന്നി. അങ്ങനെ ബാലൻസുള്ള വേദന സഹിച്ച് ഞാനങ്ങനെ കിടക്കുമ്പോഴാണ് ഒരു ഗ്ലാസ് ഹോർലിക്സുമായി പൂവി കയറി വന്നത്. അവളെന്റെ മുണ്ട് പൊക്കി ഉണക്കം നോക്കിയില്ല. എന്നെ കളിയാക്കി ചിരിച്ചില്ല. ഹോർലിക്സ് എന്റെ കയ്യിൽ തന്ന് എന്റെ അടുത്തിരുന്ന് തലയിൽ തലോടി "നല്ല വേദന ഉണ്ടോ ആദീ" എന്ന് ചോദിച്ചപ്പോൾ ആണ് അവൾക്കും എന്നോട് ശരിക്കും ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസ്സിലായത്. ഞാൻ ഉം എന്ന് ഒന്ന് മൂളി. ദിവസങ്ങൾ കടന്ന് പോയി. ഒരു വെള്ളിയാഴ്ച കൂട്ടുകാരും കുടുംബക്കാരുമൊത്ത് ആദിയും ഔദ്യോഗികമായി പള്ളിയിൽ പോയി. അന്ന് വീട്ടിൽ ഉത്സവം ആയിരുന്നു. കോഴിബിരിയാണിയും, പോത്ത് വരട്ടും, ഹോ.… രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന് വെളുത്ത ശരീരവും തടിച്ച് കൊഴുത്ത കവിളുകളുമായി പുത്തന്‍ തുണിയൊക്കെ ഉടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍ കൂട്ടുകാര്‍ക്ക് അറിയേണ്ടിയിരുന്നത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു. "ക്ണിം കിണി കിണി കിണി ക്ണിം പേടിച്ചിട്ടാകണം ഉമ്മ വിളിച്ച് ചോദിച്ചു . "എന്താണ്ട ആദി അവിടെ ഒരു ഒച്ച ഞാൻ പറഞ്ഞു പേടിക്കണ്ട ഞാനൊന്നും പൊട്ടിച്ചില്ല. മെസ്സഞ്ചറിൽ മെസ്സേജ് വന്ന സൗണ്ടാണ്". ഞാൻ മെസ്സഞ്ചർ തുറക്കാൻ പോകും എന്ന് അറിയുന്നത് കൊണ്ടാവണം, ഫേസ്ബുക്ക് തന്നെ ഒരു ബലൂണിലാക്കി മെസ്സേജിനെ എന്റെ മുന്നിലെത്തിച്ചു. മെസ്സേജ് തുറന്നതും എന്റെ നെഞ്ചിലൂടെ ഒരു പിടച്ചിൽ (എങ്ങോട്ടാണെന്നറിയാത്ത ഗുഡ്സ് ട്രെയിൻ കടന്ന് പോകുന്ന പോലെ) കടന്ന് പോയി. മനസ്സിലൊരു ലഡ്ഡു പൊട്ടാനായി തയ്യാറായി നിൽക്കുമ്പോഴാണ് അവളുടെ അടുത്ത മെസ്സേജ്‌ വന്നത് എന്റെ ശുദ്ധഗതിക്ക് ഞാനത് വിശ്വസിച്ചു . പോട്ടേ സാരമില്ലാന്നു ആ കൊച്ചിനെ ആശ്വസിപ്പിച്ചു.. പിന്നെയവൾ ചുംബന സ്മൈലി അയച്ചപ്പോഴും അതു തന്നെ പറഞ്ഞു. ഞാൻ പഴയ പോലെ ഒന്നൂടെ വിശാല ഹൃദയനായി പോട്ടേ സാരമില്ലാന്ന് പറഞ്ഞു. ദിവസങ്ങൾ പിന്നേയും ഒരു കാര്യോമില്ലാണ്ടങ്ങനെ കടന്നു പോയി. ഇടക്കൊരു ദിവസം ചാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഒരു മെസ്സഞ്ചർ കാൾ. ഇത് കാര്യായിട്ട് തന്നാവും എന്ന് കരുതി, ഞാൻ വേഗം മുഖമൊക്കെ വാഷ്‌ ചെയ്ത് റെഡി ആയപ്പോഴേക്കും കാൾ കട്ടായി. സജീവ് എടത്താടൻ ആയി മാറിയ ഞാൻ അതും ക്ഷമിച്ചു. പിറ്റേന്ന് വൈകീട്ട് കട്ടനൊക്കെ കുടിച്ച് പതിവു പോലേ ചാറ്റൽ മഴ നനയുമ്പോൾ, ഞാനറിയാതെ ഒരു ചുംബന സ്മൈലി പറന്നങ്ങു പോയി അവളുടെ ചാറ്റ് ബോക്സിൽ ചെന്ന് പതിച്ചു എനിക്ക് ഒരു സോറി പറയാൻ പോലും അവസരം തരാതെ അവളുടെ മെസ്സേജ്‌ വന്നു. ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ് – 89 എന്റെ ബൂലോഗ പ്രവേശത്തിന്റെ കഥയില്ലായ്‌മകൾ ബിലാത്തിപട്ടണം മാസ്റ്റർ ബ്ലോഗർ മലയാളം ബ്ലോഗിങ്ങ് ട്രിക്സ് ആൻഡ് ടിപ്സ് ) ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് എങ്ങനെ നിർമിക്കാം നിങ്ങളെന്നെ കുറിച്ച് എന്ത് കരുതുന്നുവോ, അതാണ് ഞാൻ. അല്ലാതെ ഞാനങ്ങനല്ല ഇങ്ങനല്ല, എന്നൊക്കെ പറഞ്ഞ് ഞാനെന്തിന് തർക്കിക്കണം? ഒട്ടും കയ്പ്പില്ലാതെ കിടിലൻ നാരങ്ങാ അച്ചാർ 😋 ആഹാരത്തിന് ഒപ്പം തൊട്ടു കൂട്ടാൻ ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌👌👌 Jobs at Qatar ഒട്ടും കയ്പ്പില്ലാതെ കിടിലൻ നാരങ്ങാ അച്ചാർ 😋 ആഹാരത്തിന് ഒപ്പം തൊട്ടു കൂട്ടാൻ ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌👌👌 ഒട്ടും കയ്പ്പില്ലാതെ കിടിലൻ നാരങ്ങാ അച്ചാർ 😋 ആഹാരത്തിന് ഒപ്പം തൊട്ടു കൂട്ടാൻ ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌👌👌 എന്നാൽ അച്ചാർ ഉണ്ടാക്കാൻ നമ്മൾ പലതും ഉപയോഗിക്കാറുണ്ട്. മാങ്ങയും നാരങ്ങയും, ഇരിമ്പൻപുളിയുമെല്ലാം. എന്നാൽ നാരങ്ങയോടുള്ള പ്രിയം ഇന്നും മലയാളികൾക്കും ഒപ്പം അച്ചാർ പ്രേമികൾക്ക് ഒന്ന് വേറെ തന്നെയാണ്. പക്ഷേ നമ്മൾ പലരും ഇന്നും ഉണ്ടാക്കുന്ന ചില നാരങ്ങാ അച്ചാറിനുണ്ടാകുന്ന കയ്പു രസം ഈ പ്രിയം കുറക്കുന്നുണ്ട്. ഇതെല്ലാം മാറ്റാൻ ഈ സൂപ്പർ നാരങ്ങ അച്ചാർ തന്നെ ധാരാളം അതേസമയം ഒരുപാടു കാലം കേടുകൂടാതെ സൂകഷിക്കാം എന്നതും അച്ചാറിനെ കൂടുതൽ പ്രിയമുള്ളതാക്കുന്നു. ഈ രീതിയിൽ അച്ചാർ ഉണ്ടാക്കി നോക്കൂ ഒട്ടും കൈപ്പില്ലാതെ വളരെ രുചിയിൽ അടിപൊളി നാരങ്ങാ അച്ചാർ..വീട്ടിൽ ഒന്നു ട്രൈ ചെയ്തു നോക്കിക്കേ പ്രീസെർവേറ്റീവ്സ് ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ..ഇത് സൂപ്പർ രീതിയിൽ ഉണ്ടാക്കാം. ഒന്ന് ട്രൈ ചെയ്യണേ കൂട്ടുകാരെ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’, വൈകാരികമായി ഉപയോഗിക്കപ്പെട്ട ഡയലോഗ്; ‘മരക്കാറി’നെ കുറിച്ച് വി.എ ശ്രീകുമാർ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളപ്പിച്ചു കുറുക്കി വാങ്ങുക. ചൂടാറിയശേഷം പരന്ന പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. റോ‌ബസ്റ്റയും കിവിയും തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം. വിളമ്പാനുള്ള ഗ്ലാസിലോ ബൗളിലോ ബിസ്കറ്റ് പൊടിച്ചതു നിരത്തി അതിനു മുകളിൽ സെറ്റായ പുഡിങ് മുറിച്ചതിട്ട് അതിനു മുകളിൽ കിവിയും ഡ്രൈഫ്രൂട്ട്സും പഴവും നിരത്തുക. ചെറുകിട ബിസിനസ് ഉടമകളെ ഉദ്ദേശിച്ച് നിർമ്മിച്ചിരിക്കുന്ന ആപ്പ് ആണ് WhatsApp Business, ഇത് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിങ്ങളുടെ ഉപഭോക്താക്കളുമായി വ്യക്തിപരമായി കണക്റ്റുചെയ്യാനും ഉൽപ്പന്നങ്ങളും സേവനങ്ങളും ഹൈലൈറ്റ് ചെയ്യാനും ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവത്തിലുടനീളം അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആപ്പിലൂടെ എളുപ്പം കഴിയുന്നു. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കുക, മെസേജുകൾക്ക് വേഗത്തിൽ മറുപടി നൽകാനും അവ തരംതിരിക്കാനും സ്വയമേവ പ്രതികരിക്കുന്ന തരത്തിലാക്കാനും പ്രത്യേക ടൂളുകൾ ഉപയോഗിക്കുക. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API -യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ വിലാസം, ബിസിനസ് വിവരണം, ഇമെയിൽ വിലാസം, വെബ്‌സൈറ്റ് എന്നിവ പോലുള്ള, ഉപഭോക്താക്കൾക്ക് സഹായകരമാകുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ബിസിനസ് പ്രൊഫൈൽ സൃഷ്ടിക്കുക. വളരെ എളുപ്പത്തിൽ കൂടുതൽ മെസേജ് അയയ്ക്കൂ നിങ്ങൾ പതിവായി അയയ്ക്കുന്ന മെസേജുകൾ സംരക്ഷിക്കാനും അവ പുനരുപയോഗിക്കാനും 'അതിവേഗ മറുപടികൾ' സഹായിക്കുന്നു, അതുവഴി പതിവ് ചോദ്യങ്ങൾക്ക് ഉടനടി മറുപടി നൽകാൻ നിങ്ങൾക്ക് കഴിയും. കോൺടാക്റ്റുകളും ചാറ്റുകളും വീണ്ടും കണ്ടെത്തുന്നത് എളുപ്പമാക്കാൻ, അവ ലേബലുകൾ ഉപയോഗിച്ച് ഓർഗനൈസ് ചെയ്യൂ. മറുപടി നൽകാനാകാത്ത സാഹചര്യങ്ങളിൽ നിങ്ങൾ ലഭ്യമല്ലെന്ന് കാണിക്കുന്ന ഒരു മെസേജ് സജ്ജീകരിക്കുന്നത് വഴി, എപ്പോഴാണ് പ്രതികരണം ലഭിക്കുന്നതെന്ന് ഉപഭോക്താക്കൾക്ക് അറിയാനാകും. ഉപഭോക്താക്കൾക്ക് നിങ്ങളുടെ ബിസിനസ് പരിചയപ്പെടുത്തുന്നതിന് ഒരു ഗ്രീറ്റിംഗ് മെസേജ് സൃഷ്ടിക്കാനും നിങ്ങൾക്ക് കഴിയും. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു തരമാണ് പേളിമാണി. അവതരണ ശൈലിയാണ് മറ്റ് എല്ലാവരിൽ നിന്നും പേളിയെ വ്യത്യസ്തയാക്കുന്നത്. പേളി എന്താണെന്ന് ചോദിച്ചാൽ ബോൾഡ് ആന്റ് ക്യൂട്ട് ഗേൾ എന്നും പറയാം.ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് പേളിയും വിവാഹവും ഭാവി വരനെ കുറിച്ചുള്ള സങ്കൽപങ്ങളും. എല്ലാ പെൺകുട്ടികൾക്കു വിവാഹ സ്വപ്നങ്ങളും പങ്കാളിയെ കുറിച്ചുള്ള സങ്കൽപങ്ങളും ഉണ്ടാകും. പേളി തന്റെ വിവാഹത്തെ കുറിച്ചു ആദ്യമായി മനസ് തുറക്കുകയാണ്. റിമി ടോമി അവതാരകയായി എത്തുന്ന മഴവില്ല് മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് പേളി തന്റെ വിവാഹ സ്വപ്നങ്ങൾ പങ്കുവെച്ചത്.കാണാൻ വലിയ ലുക്കൊന്നും വേണ്ട. താൻ ഇത്തിരി അബ്നോർമൽ ആയിട്ടുള്ള വ്യക്തിയായതിനാൽ വളരെ നോർമൽ ആയിട്ടുള്ള ശാന്തനായ ഒരാളാണ് താന്റെ സങ്കലപത്തിലുള്ളതെന്നു പേളി പറഞ്ഞു.തനിക്ക് പ്രണയമൊന്നും ഇല്ലെന്ന് താരം തന്നെ വെളിപ്പെടുത്തി. ഇപ്പോൾ പ്രണയിക്കാൻ താരത്തിന് സമയമില്ലത്രേ. അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍. എന്നാൽ ഇപ്പോൾ ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടെന്നു താരം വളരെ രസകരമായി പറഞ്ഞു. എന്നാൽ അതിനുള്ള സമയമായിട്ടില്ലെന്നും പേളി തന്നെ വ്യക്തമക്കി.സ്റ്റേജുകളിൽ കംബ്ലീറ്റ് എനർജറ്റിക്കായ അവതാരകയാണ് പേളി. എന്നാൽ പേളിമാണിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്ന് അറിയമോ? അത് പേളി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെ ട്രെഡ്മില്ലിൽ ദിവസവും ഒന്നരമണിക്കൂർ വർക്കൗട്ട് ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം. ചിലപ്പോള്‍ അത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിയ്ക്കുമായിരുന്നു, സമാന്ത പറയുന്നു സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ സമാന്ത വളരെ അധികം പക്വത കാണിക്കാറുണ്ട്. ചെയ്യുന്ന ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചം. മജ്‌ലിയ്ക്ക് ശേഷം ഓ ബേബി എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് നടി. ഓ ബേബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിലാണ് തുടക്കകാലത്ത് സോഷ്യല്‍ മീഡിയ ട്രോളുകള്‍ തന്നെ എത്രമാത്രം ബാധിച്ചിരുന്നു എന്ന് നടി വെളിപ്പെടുത്തിയത്. ചില ട്രോളുകള്‍ തന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടെന്ന് സമാന്ത പറയുന്നു. ട്രോളുകള്‍ വല്ലാതെ കരിയറിനെ ബാധിച്ചപ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. എങ്ങനെയാണ് […] അനു സിത്താരയും കുഞ്ചാക്കോ ബോബനും ആ രഹസ്യം പരസ്യമാക്കി താരങ്ങളില്‍ പലരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ്. വിശേഷാവസരങ്ങളിലെല്ലാം ആശംസ നേര്‍ന്ന് അവരെത്താറുണ്ട്. എല്ലാവരുമായി അടുത്ത സൗഹൃദത്തിലാണ് അനു സിത്താര. അതിഥി രവിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. നേരത്തെ നിമിഷ സജയന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോഴും ആദ്യം അഭിനന്ദിച്ചത് അനു സിത്താരയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അതിഥി രവിയുടെ പിറന്നാളാണ് വെള്ളിയാഴ്ച. ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് അതിഥി തുടക്കം […] ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലും മമ്മൂട്ടിയാണ് താരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേതാവാണ് മമ്മൂട്ടിയെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമകളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍. മാസായാലും ക്ലാസായാലും അദ്ദേഹം തകര്‍ത്തിരിക്കുമെന്ന് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. അഭിനയത്തില്‍ മാത്രമല്ല ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് മെഗാസ്റ്റാര്‍. വക്കീലായി ജോലി ചെയ്ത് വരുന്നതിനിടയിലാണഅ അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാതാരമാവാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി നല്‍കിയ പത്രപരസ്യം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം […] ഭാര്യയ്‌ക്കൊപ്പം സിനിമ കാണാന്‍ പോയ രമേഷ് പിഷാരടിക്ക് കിട്ടിയ എട്ടിന്‍റെ പണി . മഞ്ജു വാര്യരുടെ ആമി തിയറ്ററുകളിലേക്ക് വിവാദങ്ങളും വിമര്‍ശനങ്ങളുമില്ല. കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് – നോമിനേഷനുകൾ ക്ഷണിക്കുന്നു പീജിയൻസ് മീഡിയ നെറ്റ് വർക്ക് 2020 – 21 ലെ ഹ്രസ്വ ചിത്രങ്ങൾക്കായുള്ള കുറത്തിയാടൻ പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. കവി, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഗാനരചയിതാവ്, മാധ്യമ […] അഭിനയ സാമ്രാട് നെടുമുടി വേണു ഇനി ഓർമ്മയായി തിരുവനന്തപുരം നടൻ നെടുമുടിവേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഉദരസബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി […] ആദ്യത്തെ കൺമണിയ്ക്കായി തയ്യാറെടുത്ത് അനുഷ്കയും കോലിയും? ക്ലിനിക്കിൽ നിന്നുള്ള ചിത്രം പുറത്ത്.. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു […] ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ല; ശ്രുതി ഹസനും മിഷേലും പിരിയാന്‍ കാരണം? സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ […] സായി പല്ലവി അഭിനയമികവിന്റെ ശാലീന സൗന്ദര്യം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങളും വിനോദ കഥാപാത്രങ്ങളും വരുമ്പോൾ സൗത്ത് സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം […] നാഗചൈതന്യയുടെ പേര് ടാറ്റുവാക്കി സാമന്ത! ഭര്‍ത്താവാണ് എന്റെ ലോകമെന്ന് താരം! ആ രഹസ്യവും പരസ്യമായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സാമന്ത […] രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ച് ദീപിക! പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് […] മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍ സ്‌ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ […] തെരുവുകളുടെ ദുര്‍ഘടതകളുടെയും, ആവശ്യങ്ങളുടെയും, ബഹളങ്ങളുടെയും നടുവില്‍ ജീവിക്കേണ്ടിവരുമ്പോള്‍ അതെന്നില്‍ വിഷാദഭാവം കലര്‍ന്നൊരു ഭാഗ്യം സൃഷ്ടിക്കുന്നു. എത്രമാത്രം ആസ്വാദനവും, അക്ഷമയും, അഭിലാഷവും, എത്രമാത്രം വരണ്ട ജീവിതവും, ജീവിതത്തിന്റെ മദോന്മത്തതയുമാണു് ഓരോ നിമിഷവും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതു്! എങ്കില്‍ത്തന്നെയും, ബഹളം വയ്ക്കുന്നവരും, ജീവിക്കുന്നവരും, ജീവിതദാഹികളുമായ ഇവര്‍ക്കുമുഴുവന്‍ താമസിയാതെ എല്ലാം നിശബ്ദമാവും. ഓരോരുത്തന്റെയും തൊട്ടുപിന്നില്‍ അവന്റെ നിഴല്‍, അവന്റെ ഇരുണ്ട സഹയാത്രികന്‍ നില്‍ക്കുന്നുണ്ടു്! ദേശാന്തരഗമനം ചെയ്യുന്ന ഒരു കപ്പലിന്റെ യാത്രാരംഭത്തിനു് മുന്‍പുള്ള ഏറ്റവും അവസാനത്തെ നിമിഷം പോലെയാണതു്: പരസ്പരം പറഞ്ഞറിയിക്കാന്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര കാര്യങ്ങള്‍! ആ നാഴിക ഞെരുക്കുന്നു, ഈ ശബ്ദമുഖരിതകളുടെ എല്ലാം പിന്നില്‍ ഇരയ്ക്കായി അത്യാര്‍ത്തിയോടെ, ഉറപ്പോടെ സമുദ്രവും അതിന്റെ ശൂന്യമായ നിശബ്ദതയും അക്ഷമയോടെ കാത്തിരിക്കുന്നു. അതോടൊപ്പം അവരെല്ലാവരും ഇതുവരെ ഉണ്ടായിരുന്നതെല്ലാം ഒന്നുമായിരുന്നില്ലെന്നും, അല്ലെങ്കില്‍ കുറവായിരുന്നുവെന്നും, അടുത്ത ഭാവിയില്‍ വരാനിരിക്കുന്നതാണു് എല്ലാമെന്നും കരുതുന്നു – എല്ലാവരും! അതുകൊണ്ടാണു് ഈ തിരക്കു്, ഈ ആര്‍പ്പുവിളി, ഈ സ്വയം ചെവിപൊട്ടിക്കല്‍, സ്വയം മുന്‍ഗണന നേടല്‍! ആ ഭാവിയില്‍ ഓരോരുത്തനും ഒന്നാമനാവണം – പക്ഷേ, മരണവും ശ്മശാനനിശബ്ദതയും മാത്രമാണു് ആ ഭാവിയില്‍ എല്ലാവര്‍ക്കും പൊതുവായതും തികച്ചും തീര്‍ച്ചയായതും! എന്നിട്ടും ഈ ഒരേയൊരു തീര്‍ച്ചയും പൊതുത്വവും മനുഷ്യരെ മിക്കവാറും ഒട്ടുംതന്നെ ബാധിക്കുന്നില്ലെന്നു് മാത്രമല്ല, അവര്‍ മരണവുമായുള്ള അവരുടെ സാഹോദര്യത്വം തിരിച്ചറിയുന്നതില്‍ നിന്നും അങ്ങേയറ്റം അകലെയുമാണു്! മരണത്തെ സംബന്ധിച്ച ചിന്തകള്‍ ചിന്തിക്കാന്‍ മനുഷ്യര്‍ സമ്പൂര്‍ണ്ണമായും തയ്യാറില്ല എന്നു് കാണുന്നതു് എന്നെ ഭാഗ്യവാനാക്കുന്നു. ജീവിതത്തെ സംബന്ധിച്ച ചിന്തകള്‍ മരണചിന്തകളേക്കാള്‍ നൂറുമടങ്ങു് ചിന്തായോഗ്യമാക്കുന്നതിനുവേണ്ടി സന്തോഷത്തോടെ എന്തെങ്കിലും ചെയ്യുവാനാണു് ഞാന്‍ ആഗ്രഹിക്കുന്നതു്. ഞാന്‍ സദാചാരം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു് ആഗ്രഹിക്കുന്നവര്‍ക്കു് ഞാന്‍ ഇങ്ങനെ ഒരു ഉപദേശം തരുന്നു: ഉത്കൃഷ്ടമായ എല്ലാ കാര്യങ്ങളുടെയും അവസ്ഥകളുടെയും മൂല്യവും മാഹാത്മ്യവും ഉന്മൂലനം ചെയ്യാനാണു് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ അധരവ്യായാമം ഇതുവരെയെന്നപോലെതന്നെ ഇനിയും തുടരുക! അവയെ നിങ്ങളുടെ ധര്‍മ്മാചാരങ്ങളുടെ (moral) തലപ്പത്തു് പ്രതിഷ്ഠിച്ചു്, രാവിലെ മുതല്‍ വൈകിട്ടുവരെ സ്വഭാവഗുണത്തിലെ ഭാഗ്യത്തെപ്പറ്റിയും, ആത്മാവിന്റെ ശാന്തിയെപ്പറ്റിയും, നീതിനിഷ്ഠയെപ്പറ്റിയും, സര്‍വ്വാന്തര്‍യാമിയായ ന്യായവിധിയെപ്പറ്റിയും വാതോരാതെ ചിലയ്ക്കുക. നിങ്ങള്‍ അതു് ചെയ്യുന്ന രീതി അനുസരിച്ചു് ആ നല്ല കാര്യങ്ങള്‍ക്കു് അവസാനം ഒരു ജനസമ്മതിയും തെരുവിന്റെ ആര്‍പ്പുവിളികളും നേടാനാവും. പക്ഷേ അപ്പോഴേക്കും അവയുടെ പുറത്തെ സ്വര്‍ണ്ണം മുഴുവന്‍ തേഞ്ഞുപോയിട്ടുണ്ടാവും! പോരാ, അവയുടെ അകത്തെ സ്വര്‍ണ്ണം മുഴുവന്‍ ഈയമായി മാറിയിട്ടുണ്ടാവും! ആല്‍കെമിയുടെ വിപരീതകലയില്‍, അഥവാ അമൂല്യമായവയെ അവമൂല്യനം ചെയ്യുന്നതില്‍, സത്യമായിട്ടും നിങ്ങള്‍ അതിസമര്‍ത്ഥരാണു്! ഇതുവരെയെന്നതുപോലെ ഇനിയും നിങ്ങള്‍ അന്വേഷിക്കുന്നതിന്റെ നേരെ വിപരീതമായതു് ലഭിക്കാതിരിക്കാന്‍ ഒരു പരീക്ഷണം എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു രീതി ശ്രമിച്ചുനോക്കൂ: ആ നല്ല കാര്യങ്ങളെ നിഷേധിക്കൂ, ജനക്കൂട്ടത്തിന്റെ കയ്യടികളില്‍നിന്നും, ലഘുവായ പ്രചാരങ്ങളില്‍ നിന്നും അവയെ സ്വതന്ത്രമാക്കൂ, അവയെ വീണ്ടും ഏകാന്തമനസ്സുകളുടെ ഗുപ്തമായ ലജ്ജാശീലമാക്കി മാറ്റൂ, ധര്‍മ്മാചാരം നിഷിദ്ധമായ എന്തോ ആണെന്നു് പറയൂ! ഒരുപക്ഷേ അങ്ങനെ നിങ്ങള്‍ക്കു് ഇത്തരം കാര്യങ്ങളുടെ നേരെയുള്ള മനുഷ്യരുടെ രീതി ഉള്‍ക്കൊള്ളാനായേക്കും, അതിലാണു് കാര്യം. “വീരോചിതം”, അതാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. പക്ഷേ, അപ്പോള്‍ ഭയക്കേണ്ടതായ ചിലതു് അവയിലുണ്ടാവണം, അല്ലാതെ, ഇതുവരെയെന്നപോലെ, അറപ്പു് തോന്നേണ്ടവയാവരുതു്! ധര്‍മ്മാചാരങ്ങളെ സംബന്ധിച്ചു് ഇന്നു് പറയേണ്ടതു് മാസ്റ്റര്‍ എക്‍ഹാര്‍ട്ട്‌ (Meister Eckhart) പറഞ്ഞപോലെയാണു്: “ദൈവത്തില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ ഞാന്‍ ദൈവത്തോടു് അപേക്ഷിക്കുന്നു.” മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് അനുകൂലം മുരളി തിരുവനന്തപുരത്ത് ഇല്ലാത്തതില്‍ ബിജെപിയ്ക്ക് ഡബിള്‍ നേട്ടം Daily Indian Herald മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് അനുകൂലം… മുരളി തിരുവനന്തപുരത്ത് ഇല്ലാത്തതില്‍ ബിജെപിയ്ക്ക് ഡബിള്‍ നേട്ടം വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വടകരയില്‍ ശക്തികുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ചിരുന്ന സിപിഎം നേതൃത്വം മുരളീധരന്റെ വരവോടെ ഞെട്ടിയിരിക്കുകയാണ്. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടനല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം വലിയ ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു. വടകരയില്‍ കോലീബി സഖ്യമാണെ ആരോപണമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിയുമായി ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ആരോപണം. വട്ടിയൂര്‍ക്കാവ് എംഎല്‍എ സ്ഥാനത്തുനിന്നുമാണ് മുരളീധരന്‍ വടകരയിലെത്തുന്നത്. മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഇലക്ഷന്‍ നടക്കും എന്നത് ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. കൂടാതെ, തിരുവനന്തുപുരം പാര്‍ലമെന്റില്‍ പ്രചരണത്തിന് മുരളീധരന്‍ഡ ഇല്ലാത്തതും ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ശശിതരൂരിനായി മുരളീധരന്‍ പ്രചരണ രംഗത്തുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിചത് മുരളീധരനായിരുന്നു. ഈ അനുഭവ സമ്പത്ത് ഉപയോഗിക്കാന്‍ ഇനി മുരളീധരന് കഴയില്ല. മുരളീധരന്‍ വടകര ജയിച്ചാല്‍ ഒഴിവ് വരുന്ന വട്ടിയൂര്‍ക്കാവ് ബി ജെ പിയ്ക്ക് ജയിക്കാനാവും എന്നും പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ആര്‍ എസ് എസ് മുരളിയെ വടകര ജയിപ്പിക്കും എന്നാണ് സിപിഎം കണക്ക്കൂട്ടല്‍. മാത്രമല്ല മുരളി തിരുവനന്തപുരത്ത് ഇല്ലാതിരുന്നാല്‍ ഇത്തവണ തരൂര്‍ തോല്‍ക്കും. പകരം കുമ്മനം ജയിക്കും. അതിനാല്‍ മുരളി വടകരയില്‍ തോല്‍ക്കണം എന്നും പ്രചരണമുണ്ട്. കുമ്മനത്തിന്റെ ‘വിമോചന യാത്ര’ വെങ്കയ്യ നായിഡു ഉല്‍ഘാടനം ചെയ്യും സമാപനത്തില്‍ രാജ് നാഥ് സിങ് പങ്കെടുക്കും പിതാവിന്റെ ശ്രാദ്ധദിനം പോലും മുരളി ആചരിച്ചില്ല.’കഴുത കാമം കരുഞ്ഞുതീര്‍ക്കുന്നത്’ പോലെയാണ് മുരളി..മുരളീധരനെതിരെ ആഞ്ഞടിച്ച് ഉണ്ണിത്താന്‍ എകെജിക്ക് ശേഷം കേരളത്തില്‍ പൊതുസ്വീകാര്യതയുള്ള വ്യക്തിയാണ് കുമ്മനമെന്ന് എം ടി രമേശ് പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ അമ്മയെ കൊലപ്പെടുത്തിയത് സിനിമാ മോഡലില്‍; ശ്വാസം മുട്ടിച്ചു കൊന്ന് കത്തിച്ചു; അക്ഷയുടെ അറസ്റ്റ് രേഖപ്പെടുത്തി ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ വരുമാനം 31ലക്ഷം, 30 ലക്ഷവുംജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നൽകി: കുമ്മനത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ ബിഡിജെഎസിനെ കയ്യിലെടുക്കാന്‍ പുതിയ നീക്കം; തുഷാറിന് രാജ്യസഭാ സീറ്റ്; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നീക്കം സിപിഎം മറന്ന എകെജിയെ വീണ്ടും ഓർമയിലെത്തിച്ചത് ബൽറാം ;ബൽറാമിനു പിന്തുണയുമായി ബിജെപി. 14 ജില്ലകളിൽ കുമ്മനത്തിന്റെ ‘വികാസ യാത്ര’ കേരളത്തിൽ ഇന്ന് 3277 പുതിയ കോവിഡ് രോഗികൾ; 5833 രോഗമുക്തർ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,412 സാമ്പിളുകള്‍; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ എബ്രഹാം കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല! അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു.. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള NGO യൂണിയൻ പ്രതിഷേധം സന്ദീപ് വധം: ബി.ജെ.പിക്കാരല്ലെന്ന് പ്രതികൾ; വ്യക്തിവിരോധമെന്ന് ജിഷ്ണു; 8 ദിവസം കൂടി കസ്റ്റഡിയിൽ ഫോട്ടോഷൂട്ടിന് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്: ലോഡ്ജ് ഉടമയായ യുവതിയടക്കം 3 പ്രതികൾകൂടി അറസ്റ്റിൽ ചിത്രകലാ വിദ്യാലയത്തിൽ ജീവനക്കാരിയെ പീഡിപ്പിച്ചു: പൊലീസ് കേസെടുത്തു: പ്രിൻസിപ്പൽ ഒളിവിൽ എബ്രഹാം കലമണ്ണിലിന്റെ പണത്തിനു മുകളില്‍ ആരും പറന്നില്ല! അയ്യപ്പാ മെഡിക്കല്‍ കോളേജിനു നേരെ അഗ്നിശമനസേനയും കണ്ണടച്ചു.. മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തി!!നമ്പര്‍ 18 ഹോട്ടലിനെതിരേ വീണ്ടും കേസ്!! കൊച്ചിയില്‍ അനധികൃത ചൂതാട്ടകേന്ദ്രം കണ്ടെത്തി.സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേർ കുടുങ്ങി! മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജയസൂര്യ. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ പ്രതി ജിഷ്ണുവും സന്ദീപ് വാര്യരും തമ്മിലുള്ള ഫോട്ടോ അടുത്ത ദിവസമെടുത്തത് ! പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിക്കും; പുതിയ പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് DMRC പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിക്കും; പുതിയ പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് DMRC ഡിഎംആർസി കൊച്ചി നഗരത്തിൽ നേരത്തെ നാല് പാലങ്ങൾനിർമ്മിച്ചിട്ടുണ്ട്. ഈ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ഡിഎംആർസി നിർമ്മാണം പൂർത്തിയാക്കിയിരുന്നു. .കൊച്ചി: പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും. പുതിയ പാലത്തിന്‍റെ നിർമ്മാണം എട്ടു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഡിഎംആർസി അറിയിച്ചു. പാലത്തിൻറെ ടാറിങ് നീക്കുന്ന പണിയാണ് നാളെ ആരംഭിക്കുക. ടാറിങ് പൂർണ്ണമായും നീക്കി കഴിഞ്ഞാൽ ഗർഡറുകൾ പൊളിച്ചു നീക്കും. പാലത്തിലൂടെ പോകുന്ന ഭാരം മുഴുവൻ താങ്ങുന്ന ശക്തി സ്രോതസ്സുകളാണ് ഗർഡറുകൾ. തൂൺ കഴിഞ്ഞാൽ പാലത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. 102 ഗർഡറുകൾ ആണ് പാലാരിവട്ടം മേൽപ്പാലത്തിന് ഉള്ളത്. ഇവയിൽ നേരത്തെ വിള്ളലുകളും കണ്ടെത്തിയിരുന്നു. ഗർഡുകൾക്ക് മുകളിലുള്ള സ്ലാബ് യന്ത്രസഹായത്തോടെ മുറിച്ചു മാറ്റും. പാലത്തിൻറെ തൂണുകൾ ചിപ്പ് ചെയ്തു കമ്പി ചുറ്റി ശക്തിപ്പെടുത്തും. പാലത്തിൻറെ പിയർ ഗ്യാപ്പുകൾ ബലപ്പെടുത്തും കാർബൺ ഫൈബർ റാപിങ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. എട്ടു മാസത്തിനുള്ളിൽ പുതിയ പാലം നിർമ്മിക്കാൻ കഴിയും എന്നാണ് ഡിഎംആർസി പറയുന്നത്. പുതിയ പാലം വരുന്നതോടെ പാലാരിവട്ടത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആയേക്കും. പൊളിക്കുന്ന പാലത്തിൻറെ അവശിഷ്ടങ്ങൾ ഡിഎംആർസിയുടെ മുട്ടത്തെ യാർഡിൽ ആയിരിക്കും നീക്കം ചെയ്യുക. ഡിഎംആർസി കൊച്ചി നഗരത്തിൽ നേരത്തെ നാല് പാലങ്ങൾനിർമ്മിച്ചിട്ടുണ്ട്. പച്ചാളം മേൽപ്പാലം, ഇടപ്പള്ളി പാലം, നോർത്ത് പാലം, എ. എൽ ജേക്കബ് പാലം എന്നിവയാണത്. ഈ പാലങ്ങളുടെ നിർമാണത്തിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്ന് കുറഞ്ഞ തുകയ്ക്ക് ഡിഎംആർസി നിർമ്മാണം പൂർത്തിയാക്കിയിരുന്നു. ഈ വകയിൽ ബാക്കി വന്ന പണം ആണ് പാലാരിവട്ടം പാലത്തിൻറെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കുന്നത്. പാലാരിവട്ടം പാലം തിങ്കളാഴ്ച മുതൽ പൊളിക്കും; പുതിയ പാലം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് DMRC Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA Accident ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 'മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമില്‍ എത്ര സ്ത്രീകളുണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് Veena George കൈക്കൂലിക്കാരനാക്കി പുറത്താക്കാൻ ശ്രമം ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ 'നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് അവർ സൃഷ്‌ടിച്ച ഭയത്തിനു കീഴടങ്ങി ബിനീഷ് കോടിയേരി Congress കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം കെ സുധാകരൻ Pink Police അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും Mullapperiyar രാത്രിയില്‍ വീണ്ടും ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട് ;പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം പുറത്തിറക്കി ജില്ലാ ഭരണകൂടം Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌ 83 ലെഹ്‌റാ ദൊ രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു 1നെബൂഖദ്നേസർരാജാവ് സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും എഴുതുന്നത്: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. 2അത്യുന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നല്ലതെന്ന് എനിക്ക് തോന്നിയിരിക്കുന്നു. 3അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു. 4നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു; 5അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു. 6സ്വപ്നത്തിന്റെ അർത്ഥം അറിയിക്കുവാൻ ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു. 7അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല. 8ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോട് ഞാൻ സ്വപ്നം വിവരിച്ചു: 9“മന്ത്രവാദശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്ക് മറവായിരിക്കുന്നില്ലെന്നും ഞാൻ അറിയുന്നതുകൊണ്ട് ഞാൻ കണ്ട സ്വപ്നത്തിന്റെ ദർശനവും അർത്ഥവും പറയുക. 10കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു. 11ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു. 12അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു. 13കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. 14അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ. 15അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. 16അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ. 17അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്ന് ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. 18നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.” 19അപ്പോൾ ബേൽത്ത്ശസ്സർ എന്ന് പേരുള്ള ദാനീയേൽ കുറെ നേരത്തേക്ക് സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: “ബേൽത്ത് ശസ്സരേ, സ്വപ്നവും അതിന്റെ അർത്ഥവും നിമിത്തം നീ പരവശനാകരുതേ” എന്ന് കല്പിച്ചു. ബേൽത്ത്ശസ്സർ ഉത്തരം പറഞ്ഞത്: “യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർത്ഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ. 20വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും 21ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവർക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങൾ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾക്കു പാർപ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം, 22രാജാവേ, വർദ്ധിച്ച് ബലവാനായി തീർന്നിരിക്കുന്ന തിരുമേനി തന്നെ; തിരുമനസ്സിലെ മഹത്വം വർദ്ധിച്ച് ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു. 23ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു: ‘വൃക്ഷം വെട്ടിയിട്ട് നശിപ്പിച്ചുകളയുവിൻ; എങ്കിലും അതിന്റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടി ആയിരിക്കട്ടെ’ എന്നിങ്ങനെ പറയുന്നത് രാജാവ് കണ്ടുവല്ലോ. 24രാജാവേ, അതിന്റെ അർത്ഥം ഇതാകുന്നു; എന്റെ യജമാനനായ രാജാവിന്റെമേൽ വരുന്ന അത്യുന്നതനായവന്റെ വിധി ഇതു തന്നെ; 25തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടുകൂടിയാകും. തിരുമേനിയെ കാളയെപ്പോലെ പുല്ലു തീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവൻ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നുവെന്ന് തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴു കാലം കഴിയും. 26വൃക്ഷത്തിന്റെ തായ് വേര് ശേഷിപ്പിക്കുവാൻ അവർ കല്പിച്ചതോ: വാഴുന്നത് സ്വർഗ്ഗമാകുന്നു എന്ന് തിരുമനസ്സുകൊണ്ട് ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്ക് സ്ഥിരമാകും എന്നത്രെ. 27ആകയാൽ രാജാവേ, എന്റെ ആലോചന തിരുമനസ്സിലേക്ക് പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളും ദരിദ്രന്മാരോട് കരുണ കാണിക്കുന്നതിനാൽ അകൃത്യങ്ങളും പരിഹരിച്ചുകൊള്ളുക; ഒരുപക്ഷെ തിരുമനസ്സിലെ സുഖകാലം ദീർഘമായേക്കും.” 29പന്ത്രണ്ടു മാസം കഴിഞ്ഞ് അവൻ ബാബേലിലെ രാജമന്ദിരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു. 30“ഇത്, ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിനുവേണ്ടി രാജധാനിയായി പണിത മഹത്വമുള്ള ബാബേൽ അല്ലയോ.” എന്ന് രാജാവ് പറഞ്ഞുതുടങ്ങി. 31ഈ വാക്ക് രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: “നെബൂഖദ്നേസർരാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ട് നീങ്ങിയിരിക്കുന്നു. 32നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടി ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്ക് ബോധിച്ചവന് കൊടുക്കുകയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്ക് ഏഴു കാലം കഴിയും.” 33ഉടൻ തന്നെ ആ വാക്ക് നെബൂഖദ്നേസരിന് നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽ നിന്ന് നീക്കിക്കളഞ്ഞു; അവന്റെ രോമം കഴുകന്റെ തൂവൽപോലെയും നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവൻ കാളയെപ്പോലെ പുല്ലു തിന്നുകയും അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ട് നനയുകയും ചെയ്തു. 34ആ കാലം കഴിഞ്ഞ് നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തി; എന്റെ ബുദ്ധി എനിക്ക് മടക്കിക്കിട്ടി; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ച്, ബഹുമാനിക്കുകയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലയോ. 35അവൻ സർവ്വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗ്ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്റെ കൈ തടുക്കുവാനോ, ‘നീ എന്തു ചെയ്യുന്നു?’ എന്ന് അവനോട് ചോദിക്കുവാനോ ആർക്കും കഴിയുകയില്ല. 36ആ നേരത്തു തന്നെ എന്റെ ബുദ്ധി മടങ്ങിവന്നു; എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാൻ എന്റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്വം എനിക്ക് അധികമായി സിദ്ധിച്ചു. 37ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്റെ പ്രവൃത്തികൾ എല്ലാം സത്യവും അവന്റെ വഴികൾ ന്യായവും ആകുന്നു; നിഗളിച്ചുനടക്കുന്നവരെ താഴ്ത്തുവാൻ അവൻ പ്രാപ്തൻ തന്നെ. നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു ഡാറ്റ്സൻ ഷോറൂമുകൾ കർണൂൽ ൽ കണ്ടെത്തുക. കാർഡീക്കോ നിങ്ങളുടെ വിലാസവും പൂർണ്ണമായ സമ്പർക്ക വിവരങ്ങളും കൊണ്ട് ഡാറ്റ്സൻ ഷോറൂമുകളും ഡീലർമാരും കർണൂൽ നിങ്ങളെ ബന്ധിപ്പിക്കുന്നു. ഡാറ്റ്സൻ കാറുകൾ വില, ഓഫറുകൾ, ഇഎംഐ ഓപ്ഷനുകൾ, ടെസ്റ്റ് ഡ്രൈവ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നഗരത്തിലെ താഴെയുള്ള വ്യാപാരികളെ ബന്ധപ്പെടുക. ഡാറ്റ്സൻ സർവീസ് സെന്ററുകളിൽ കർണൂൽ ഇവിടെ ക്ലിക്ക് ചെയ്യുക അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: കെ സുരേന്ദ്രന്‍ ലാല്‍ സിങ് ഛദ്ദയും കെജിഎഫ് 2ഉം നേർക്കുനേർ: കെജിഎഫ് ടീമിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്‍ ഭാവനയുടെ കിടിലൻ വർക്കൗട്ട് വീഡിയോ വൈറലാകുന്നു മാസ് ഡയലോഗുമായി കുഞ്ഞാലി;തരംഗമായി മരക്കാർ സ്നീക്ക് പീക്ക് ടെക്‌നോയുടെ പുതിയ സ്‌മാർട്ട്‌ഫോൺ സ്‌പാർക്ക് 8 ഇന്ത്യയിൽ അവതരിപ്പിച്ചു. പറമ്പിൽ തീകണ്ട് നാട്ടുകാർ പരിശോധിച്ചു, കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം ബി ജെ പി പുനഃസംഘടന: വയനാട്ടിൽ കൂട്ട രാജി നാട്ടുകാർക്ക് സൗജന്യയാത്ര; കോവളം ബൈപ്പാസിലെ ടോൾസമരം തീർന്നു ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കേന്ദ്ര കായികമന്ത്രി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സർക്കാർ എല്‍ഡിഎഫിന് നന്ദി പറഞ്ഞ്‌ ജോസ് കെ മാണി സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് നിങ്ങൾ ഇത്തരത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മെമ്പർ ആണോ? എങ്കിൽ സൂക്ഷിച്ചോ പണി വരുന്നുണ്ട് വാ..വാാ മിണ്ടീം പറഞ്ഞും ഇരിക്കാം, ബസിലിരുന്ന് ഒരു ചായേം കുടിക്കാം! സഞ്ചാരികളേ ഇതിലേ ഇതിലേ … മലരിക്കല്‍ ആമ്പല്‍ വസന്തം നാളെ ഉദ്ഘാടനം ചെയ്യും പ്രവേശന മാനദണ്ഡങ്ങള്‍ ഇങ്ങനെ തേക്കടി, രാജമല വിനോദ സഞ്ചാരമേഖലകൾ നാളെ തുറക്കും കാടിനുള്ളില്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇക്കോ ഗ്രാമം മിസൈലാക്രമണത്തിനെതിരെ പുതിയ പ്രതിരോധ മാർഗവുമായി ഇസ്രായേൽ ‘പൈസക്ക് പേപ്പറിന്റെ വിലപോലുമില്ല’; നാണംകെട്ട് പാകിസ്ഥാന് കൊവിഡ് സംബന്ധിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയൊ താലിബാനിൽ ആഭ്യന്തരകലഹം; സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി തർക്കം താലിബാൻ സർക്കാരിനെ അംഗീകരിക്കില്ല; യു.എസ് സ്റ്റേറ്റ് സെക്രട്ടറി -186 min. ago-എല്‍ഡിഎഫിന് നന്ദി പറഞ്ഞ്‌ ജോസ് കെ മാണി -144 min. ago-സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു -121 min. ago-ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് 1 days ago-ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ 1 days ago-മൊഫിയ ആത്മഹത്യ ചെയ്തത് നീതികിട്ടില്ലെന്ന മനോവിഷമത്തിൽ; സിഐ സുധീറിനെതിരെ എഫ്ഐആർ 1 days ago-വിദ്യാർത്ഥികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം; അധ്യാപകർ വാക്സിനെടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി 1 days ago-ഐഎസ്എല്ലിൽ ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ്;എതിരാളികൾ ബംഗളൂരു എഫ്‌സി 1 days ago-ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്;ബ്രിട്ടനിലും ഇസ്രായേലിലും സ്ഥിരീകരിച്ചു; നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങള്‍ 1 days ago-കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം കൊല്‍ക്കത്തയെ തകർത്തെറിഞ്ഞു; ചെന്നൈ സൂപ്പർ കിംഗ്സിന് നാലാം ഐപിഎൽ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കിരീടപ്പോരില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 2018നുശേഷം ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് വീണുപോയ ചെന്നൈ ധോണിയുടെ… ഡുപ്ലെസിയ്ക്ക് ഫിഫ്റ്റി; കൊൽക്കത്തയ്ക്ക് ജയിക്കാൻ 193 റൺസ് ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ടോപ്പ് സ്കോററായി. റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്… 2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും 2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും. ഇന്നലെ ദുബായിൽ ചേർന്ന എസിസി യോഗത്തിലാണ് തീരുമാനം. ഏകദിന ഫോർമാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ്. അടുത്ത വർഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ന്യൂട്രൽ വേദിയല്ല, പാകിസ്താനിൽ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ അറിയിച്ചു. ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ… കെഎസ്ഇബി ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ കെഎസ്ഇബിയുടെ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കാക്കി യൂണിഫോമും ധരിച്ച് വീടുകളിലെത്തി തട്ടിപ്പ് നടത്തിയ ആളെ പൊലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര ചിറയിൽ വീട്ടിൽ താമസിച്ചു വരുന്ന സജീർ 42 ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്. ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാണെന്ന വ്യാജേന വീടുകളിലെത്തി വൈദ്യുതി ചാർജ് കുടിശികയുണ്ടെന്നും കുടിശിക അടച്ചില്ലെങ്കിൽ വീടിന്‍റെ കണക്ഷൻ വിച്ഛേദിക്കുമെന്നും… ‘പാവങ്ങളുടെ പടനായകൻ’, ജയ് ഭീമിന്‍റെ ടീസര്‍ പുറത്തിറങ്ങി തമിഴ് സൂപ്പർ താരം സൂര്യ നായകനായെത്തുന്ന ‘ജയ് ഭീമിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി അടിസ്ഥാന വിഭാഗത്തിന്‍റെ നീതിക്കുവേണ്ടി ശബ്‍ദമുയര്‍ത്തുന്ന അഭിഭാഷകനാണ് സൂര്യയുടെ കഥാപാത്രം. മലയാളി താരം ലിജോമോള്‍ ജോസ് വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ലിജോമോളുടേതെന്ന് ടീസറിൽ വ്യക്തമാണ്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 39-ാം ചിത്രമായ… ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; അക്രമി അറസ്റ്റിൽ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റ് മരിച്ചു. അക്രമി അറസ്റ്റിലായി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണം. കാരണം വ്യക്തമല്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്. ‘അരിമണി കൊറിക്കാന്‍ വകയില്ല, കരിവള ഇട്ടു കിലുക്കാന്‍ മോഹം’; വിജയരാഘവന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി കെ റെയിലിനെതിരെ മലപ്പുറത്ത് അനാവശ്യം പ്രതിഷേധം നടക്കുന്നു എന്ന എ വിജയരാഘവന്റെ പ്രസ്താവന തെറ്റാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന തലത്തില്‍ തന്നെ എതിര്‍പ്പുള്ള പദ്ധതിയാണ് കെ റെയില്‍. അടിയന്തരപ്രമേയത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. പദ്ധതിയെ സംബന്ധിച്ച് സര്‍ക്കാര്‍ ആരോഗ്യകരമായ ചര്‍ച്ചക്ക് തയ്യാറാകണം. അതാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ചിലവ് കുറഞ്ഞ മറ്റു പദ്ധതികള്‍ക്ക് പ്രതിപക്ഷം എതിരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു…. രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിർദ്ദേശങ്ങൾ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല…. മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പാര്‍ട്ടി നിലപാടെന്ന് എ വിജയരാഘവന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയില്‍ പിന്തുണയുമായി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി നിലപാടിന് അനുസരിച്ച കാര്യമാണ് മന്ത്രി പറഞ്ഞതെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി. “മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് പൊതു നിലപാടാണ്. ഇത്തരം കാര്യങ്ങളില്‍ പൊതുനിര്‍ദേശങ്ങള്‍ സിപിഐഎം… മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന; അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് കെ.ബാബു വ്യക്തമാക്കി. വിവാദ പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി ഇന്നും പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന്… ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ… ഇന്ത്യൻ വിപണി തിരിച്ച് പിടിക്കാൻ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണുമായി നോക്കിയ നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണായ നോക്കിയ ജി 300 പുറത്തിറക്കി. മികച്ച ഡിസൈന്‍, സ്നാപ്ഡ്രാഗണ്‍ 400 സീരീസ് ചിപ്സെറ്റ്, ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഫോണിൻ്റെ സവിശേഷതകൾ. ഈ ഫോണില്‍ ഒരു വേരിയന്റ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിലയാവട്ടെ ഏകദേശം 15,000 രൂപയാണ്. 4 ജിബി റാം 64 ജിബി… സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പമ്പ് ഉടമ സഹോദരിക്ക് കുഞ്ഞു പിറന്നത് നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് പെട്രോള്‍ പമ്പ് ഉടമ. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് പെട്രോള്‍ പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോര്‍വാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്‍റെ… വിവാദങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ തിരികെയെത്തുന്നു പിവി അൻവർ എംഎൽഎ നാട്ടിലേക്ക്. ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട… തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം അവശ്യം, പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; ശശി തരൂർ തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് ശശി തരൂർ എം പി. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂർ എം പി കൂട്ടിച്ചേർത്തു…. മോന്‍സന്റെ അറസ്റ്റ് ഐജി ലക്ഷമണയെ അറിയിച്ചത് അനിത പുല്ലയില്‍; ചാറ്റ് പുറത്ത് മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷമണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് ശേഷമുളള സംഭാഷണമാണ് പുറത്തു വന്നത്. അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്. മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിതയാണ്. ഡിജിറ്റല്… രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണം; അസന്തുലിതാവസ്ഥ പ്രശ്‌നമെന്ന് മോഹന്‍ ഭാഗവത് ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യത്തിന് ഒരു പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കണം. അടുത്ത അമ്പത് വര്‍ഷം മുന്നില്‍കണ്ടാവണം നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ വിജയ ദശമി ദിന പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇന്ത്യ വിഭജനത്തെ ദുഃഖകരമായ ചരിത്രം എന്ന് വിശേഷിപ്പിച്ച ആര്‍എസ്എസ്… പറഞ്ഞതിൽ തെറ്റില്ല’; കരാറുകാരുമായി എംഎൽഎമാർ വരരുതെന്ന നിലപാടിൽ ഉറച്ച് മന്ത്രി കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നൽ ഇപ്പൊൾ വിമർശനങ്ങൾക്ക് മറുപടിയുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുകയാണ് പറഞ്ഞതിൽ തെറ്റില്ലെന്നും കരാറുകാരുമായി എംഎൽഎമാർ വരരുതെന്നും മന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രവർത്തിയിൽ തെറ്റുണ്ടെന്ന് പറഞ്ഞ് എംഎൽഎയ്ക്ക് വരാം എന്നാൽ മറ്റൊരു മണ്ഡലത്തിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന്… ജമ്മുവിൽ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ മേഖലയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയിൽ നടക്കുന്നത്…. സാങ്കേതിക പദങ്ങള്‍ സിനിമ വര്‍ഷം തിരിച്ച് സംവിധായകരുടെ പട്ടിക കഥാകൃത്തുകളുടെ പട്ടിക തിരക്കഥാകൃത്തുകളുടെ പട്ടിക നടന്മാരുടെ പട്ടിക ആഴ്ചപ്പതിപ്പുകളായിരുന്നു എന്നും മലയാളിയുടെ വായനയെ സമ്പുഷ്ടമാക്കിയിരുന്നത്. മനോരമ, മംഗളം, മാതൃഭൂമി, സമകലീക മലയാളം, മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി, ചിന്ത എന്നിവയൊക്കെ ഒരോ കാലഘട്ടത്തിലും നമ്മുടെ വായനയില്‍ സ്വാധീനം ചെലുത്തിയവ തന്നെ. ഒരു പരിധിവരെ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചിരുന്ന നോവലുകളായിരുന്നു ഇത്തരം ആനൂകാലീകങ്ങളിലേക്ക് നമ്മെ ആകര്‍ഷിച്ചത് വ്യത്യസ്ത അഭിപ്രായക്കാര്‍ ഉണ്ടാവാം. നിഷേധിക്കുന്നില്ല) ഏതായാലും എന്നെയെങ്കിലും ആകര്‍ഷിച്ചത് ഇത്തരം ഖണ്ഢശ്ശ നോവലുകള്‍ ആണ്. ആദ്യമാദ്യം മനോരമയിലേയും മംഗളത്തിലേയും നോവലില്‍ തുടങ്ങിയ അത്തരം ഒരിഷ്ടം പിന്നീട് മാതൃഭൂമിയുടേയും മറ്റും വായനയിലേക്ക് നയിച്ചു എന്നതാണ്‌ സത്യം. പിന്നീടെപ്പോഴൊക്കെയോ ഇപ്പറഞ്ഞ ആനൂകാലീകങ്ങളുമായി ഇടപെടാന്‍ കഴിയാതെ വരികയും ഖണ്ഢശ്ശ നോവല്‍ വായന അസ്തമിക്കുകയും ചെയ്തു എന്ന് തന്നെ പറയാം. ഇപ്പോള്‍ വീണ്ടും ഖണ്ഢശ്ശ വായനക്ക് അവസരമൊരുക്കിത്തരുന്നു നമ്മുടെ ബ്ലോഗുകള്‍. യാത്രാവിവരണങ്ങള്‍ എന്ന ശാഖയിലായിരുന്നു ബ്ലോഗില്‍ അദ്ധ്യായങ്ങളുടെ രൂപത്തില്‍ പോസ്റ്റുകള്‍ ഞാന്‍ ആദ്യം കണ്ടത്. ഇപ്പോള്‍ കുറേയധികം നോവലുകള്‍ ഇതേ രീതിയില്‍ ബ്ലോഗില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നത് സന്തോഷകരം തന്നെ. ഒരിക്കല്‍ കൂടി പഴയ ആഴ്ചപ്പതിപ്പുകളുടെ വായനയെ ഓര്‍മ്മപ്പെടുത്താന്‍ ഇവയിലൂടെ സാധിക്കുന്നു എന്നത് വലിയ കാര്യം. ഇതൊക്കെകൊണ്ട് തന്നെ ഇക്കുറി നമുക്ക് ബൂലോകസഞ്ചാരത്തില്‍ നോവല്‍ ബ്ലോഗ് എന്ന കാറ്റഗറിയെ പരിചയപ്പെടാം. അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ കര്‍ക്കിടകരാമായണം എന്നിവയാണെന്ന് തോന്നുന്നു നോവല്‍ ബ്ലോഗുകള്‍ എന്ന സങ്കല്‍‌പ്പം ബ്ലോഗെഴുത്തുക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. നിലച്ചു പോയതും, പുര്‍ത്തിയാക്കിയതും, തുടരുന്നതുമായ ഒട്ടേറെ നോവല്‍ ബ്ലോഗുകള്‍ ഇന്ന് ബൂലോകത്ത് നമുക്ക് കാണാം. മുരളി നായരുടെ കടല്‍മീനുകള്‍ അണ്‌ ഇത്തരത്തില്‍ ഞാന്‍ വായിച്ച ആദ്യത്തെ നോവല്‍ ബ്ലോഗ്. വ്യക്തിപരമായ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മുരളി ഇന്ന് ബ്ലോഗില്‍ അത്ര സജീവമല്ലാത്തതിനാല്‍ ഇടക്ക് വെച്ച് പോസ്റ്റിങ് നിലച്ചു പോയതുമൂലം ഒരു നല്ല നോവല്‍ പൂര്‍ണ്ണമായി വായിക്കുവാന്‍ കഴിഞ്ഞില്ല എന്ന വിഷമം ഇപ്പോഴും ബാക്കി. വിശാലമനസ്കന്റെ വിശാലഭാരതം ഹാസ്യത്തിന്റെ അകമ്പടിയോടെ എഴുതി വന്ന ഒരു ഖണ്ഢശ്ശ ബ്ലോഗ് തന്നെ പിന്നീട് എപ്പോഴോ വിശാലമനസ്കന്‍ ആ ബ്ലോഗിനെ കൊടകരപുരാണത്തിലേക്ക് ലയിപ്പിക്കുകയായിരുന്നു വി.രവികുമാര്‍ തന്റെ പരിഭാഷ എന്ന ബ്ലോഗിലൂടെ കാഫ്കയുടെ വിചാരണ എന്ന നോവല്‍ ഉള്‍പ്പെടെ പരിഭാഷപ്പെടുത്തുകയും പുസ്തകമാക്കുകയും ചെയ്തു. പിന്നെയുമുണ്ട് ഇത്തരം സൃഷ്ടികള്‍. കേരളദാസനുണ്ണിയുടെ 'ഓര്‍മ്മതെറ്റുപോലെ' ആയിരിക്കും അദ്ധ്യായങ്ങളുടെ എണ്ണങ്ങള്‍ കണക്കാക്കി പറയുകയാണെങ്കില്‍ ഏറ്റവും ബൃഹത്തായ ബ്ലോഗ് നോവല്‍ എന്ന് തോന്നുന്നു ഇത് വരെ അത് വായിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടുതന്നെ കൂടുതല്‍ അഭിപ്രായപ്രകടനത്തിന്‌ ഞാനാളല്ല) അദ്ദേഹത്തിന്റെ തന്നെ 'നന്മയിലേക്ക് ഒരു ചുവടുവെയ്പ്' എന്ന പുതിയ നോവല്‍, ഹരിചന്ദനത്തിന്റെ സ്വപ്നത്തിന്റെ അച്ചുകള്‍ തേടുന്നവര്‍, മുത്തശ്ശിരാമായണം എല്ലാം ഈ ഗണത്തില്‍ പെട്ടവയാണ്. ഒന്ന് മനസ്സിരുത്തി സഞ്ചരിച്ചാല്‍ ഇതുപോലെ ഒട്ടേറെ ബ്ലോഗുകളെ കണ്ടെത്താം. ഇക്കുറി സ്റ്റോം വാണിംഗ് എന്ന നോവലിന്റെ വിവര്‍ത്തന രൂപം നമുക്ക് സമ്മാനിച്ച വിനുവേട്ടന്റെ പുതിയ സം‌രംഭമായ ദ ഈഗിള്‍ ഹാസ് ലാന്റഡ് (ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിന്‍സിന്റെ നോവല്‍) എന്ന നോവല്‍ ബ്ലോഗിലൂടെയും എം.ആര്‍. അനിലന്‍ രചിച്ചുകൊണ്ടിരിക്കുന്ന ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ എന്ന നോവല്‍ ബ്ലോഗിലൂടെയും ആവാം നമ്മുടെ സഞ്ചാരം. തര്‍ജ്ജമകള്‍ മലയാള സാഹിത്യലോകത്തിന്‌ തീരെ പുതുമയല്ല. ഒട്ടേറെ ക്ലാസ്സിക്കുകളുടെ തര്‍ജ്ജമകളെ മലയാളി ഹൃദയപ്പൂര്‍‌വ്വം സ്വീകരിച്ചിട്ടുമുണ്ട്. വിക്ടര്‍ ഹ്യൂഗോയുടെ ലാമിറാബിലെ പാവങ്ങള്‍ എന്ന പേരില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടപ്പോള്‍ അത്രയും ബൃഹത്തായ ഒരു നോവല്‍ അനുഭവത്തെ രണ്ടും മൂന്നും പതിപ്പിലെത്തിച്ച ചരിത്രം നമുക്ക് ഉണ്ട്. ഇവിടെ തന്റെ രണ്ടാമത്തെ തര്‍ജ്ജമയിലേക്ക് കടന്നിരിക്കുകയാണ്‌ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് നമുക്കിടയിലേക്ക് കടന്നുവന്ന വിനുവേട്ടന്‍. സ്റ്റോം വാണിംഗ് എന്ന അദ്ദേഹത്തിന്റെ ആദ്യ തര്‍ജ്ജമ നോവലിനെ പൂര്‍ണ്ണമായി പലപ്പോഴും വായിക്കാന്‍ കഴിയാതിരുന്നതിനാല്‍ തന്നെ ഇക്കുറി ‘ദ ഈഗിള്‍ ഹാസ് ലാന്റഡ്‘ തുടക്കം മുതല്‍ വായിച്ചു കൊണ്ടിരിക്കുന്നു. പോസ്റ്റുകളില്‍ കൂടെ സഞ്ചരിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല എന്നതിനാല്‍ അത് ചെയ്യുന്നില്ല. ഈ നോവലിന്റെ സംഗൃഹീത പുനരാഖ്യാനമാണോ അതോ പരിപൂര്‍ണ്ണമായ തര്‍ജ്ജമയാണോ ചെയ്യുന്നതെന്ന് ഒരു കമന്റായി വിനുവേട്ടനോട് ചോദിച്ചിരുന്നു. പദാനുപദ തര്‍ജ്ജമ തന്നെയാണ്‌ അദ്ദേഹം ചെയ്യുന്നതെന്നാണ്‌ മറുപടി ലഭിച്ചത്. അങ്ങിനെയാവുമ്പോള്‍ അഭിനന്ദനാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ ശ്രമം. കാരണം ഇത്തരം ഒരു നോവല്‍ തര്‍ജ്ജമക്ക് വേണ്ടിവരുന്ന സാധനയുടെ ആഴം നമുക്ക് പെട്ടന്ന് അളന്ന് തിട്ടപ്പെടുത്താനാവില്ല. അതുകൊണ്ട് ആ ശ്രമത്തെ കണ്ടില്ലെന്ന് നടിക്കുന്നത് നല്ല എഴുത്തിനോടുള്ള അനീതിയാവും എന്ന് ഉറപ്പുള്ളത് കൊണ്ട്, ഏതാണ്ട് നാല് അദ്ധ്യായം മാത്രം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുള്ള ആ ബ്ലോഗിലൂടെ സഞ്ചരിക്കുന്നത് സീരിയസ്സായ ബ്ലോഗ് വായന ആഗ്രഹിക്കുന്നവര്‍ക്ക് മോശമല്ലാത്ത ഒരു വായനാനുഭവം ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എം.ആര്‍. അനിലന്‍ എന്ന ബ്ലോഗര്‍ നമുക്ക് ചിരപരിചിതന്‍ ആണ്‌. ആകാശത്തേക്ക് ഒരു ഗോവണിയിലൂടെ കവിതകളുമായി ചവിട്ടികയറുന്ന നല്ല ഒരു കവി എന്ന നിലയില്‍ അദ്ദേഹത്തെ നമുക്കറിയാം. ഇവിടെ വ്യത്യസ്തമായ രചനാ രീതികള്‍ കണ്ട് ഒരു നോവല്‍ അണിയിച്ചൊരുക്കുകയാണ്‌ എം.ആര്‍. അനിലന്‍ തന്റെ 'ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍' എന്ന ബ്ലോഗിലൂടെ. ഇത് വരെ 10 അദ്ധ്യായങ്ങളാണ്‌ നോവലിന്റെതായി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നു രണ്ട് അദ്ധ്യായങ്ങളിലെ ചെറിയ വിരസത ഒഴിച്ച് നിര്‍ത്തിയാല്‍ നോവലിന്റെ ഗതി നല്ല നിലയില്‍ തന്നെ. പ്രമേയത്തിന്റെ പോക്ക് എങ്ങോട്ടെന്നറിയാനുള്ള ക്യൂരിയോസിറ്റി ഉണ്ടാക്കാന്‍ എഴുത്തുകാരന് കഴിയുന്നുമുണ്ട്. ചില പ്രയോഗങ്ങളും അതിനേക്കാളേറെ അദ്ധ്യായങ്ങള്‍ക്ക് കൊടുത്ത പേരുകളും വല്ലാതെ ടച്ച് ചെയ്യുന്നു. ഇവിടെയും നോവല്‍ വായനയിലൂടെ സഞ്ചരിക്കുന്നതില്‍ ഞാന്‍ വലിയ അര്‍ത്ഥം കാണുന്നില്ല. നിങ്ങള്‍ തീരുമാനിക്കുക. ശക്തമായ ഭാഷയും പദസമ്പത്തും കൊണ്ട് വിസ്മയപ്പെടുത്തുന്നു ഈ ബ്ലോഗ് നോവല്‍ എന്ന് നിസ്സംശയം പറയാം. ആദ്യമായി ഇത്തരത്തില്‍ ഞാന്‍ വായിച്ച ഒരു ബ്ലോഗ് ഇന്ന് ഏറെ ശ്രദ്ധയാകര്‍ഷിച്ച പുസ്തകമായി എന്നത് സന്തോഷകരമായ വസ്തുതയാണ്. അരുണ്‍ കായംകുളത്തിന്റെ കലിയുഗവരദന്‍ എന്ന ചരിത്രാഖ്യായിക പോലെ ഇത്തരത്തിലുള്ള മറ്റു ബ്ലോഗുകളും പുസ്തകരൂപത്തില്‍ നമുക്ക് നാളെ കാണാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ നാളെ പുസ്തകരൂപത്തില്‍ കണ്ടെത്തിയേക്കാന്‍ കഴിയാവുന്ന ഈ നോവലുകളെ ബ്ലോഗുകളില്‍ കൂടെ തന്നെ വായിക്കുവാനുള്ള ഒരു അവസരമാണ് ഇവരൊക്കെ നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവരിലൂടെയുള്ള നല്ല വായനയിലേക്ക് ബൂലോകസഞ്ചാരത്തിന്റെ ഈ ഭാഗം സമര്‍പ്പിക്കുന്നു. തടംതല്ലിത്തകര്‍ക്കുന്ന രൌദ്രതയുടെ സംഹാരഭാവങ്ങളോടല്ല തീരങ്ങളെ സൌമ്യമായി തൊട്ടുഴിഞ്ഞുകൊണ്ട് പൂക്കളോടും കിളികളോടും കുശലം ചോദിച്ച് ശാന്തമായി കടന്നുപോകുന്ന കല്ലോലിനിയോടാണ് വിജയലക്ഷ്മിയുടെ കവിതയെ ഉപമിക്കേണ്ടിവരിക. നോവുപേറുന്ന അടിയൊഴുക്കുകളെ പലപ്പോഴും ഈ കവയത്രി മൂടിവയ്ക്കുന്നു.ഉപരിതലത്തിന്റെ സ്വച്ഛശാന്തമായ പ്രകടനങ്ങളെ മുഖാവരണമാക്കുമ്പോഴും ഉള്ളിലുറഞ്ഞുകൂടിയ ഖേദപ്പെരുമഴയെ ഒരു തുള്ളി കണ്ണുനീരായി മാത്രം അനുവാചകന് അനുവദിക്കുന്നു. ആ കണ്ണുനീര്‍ത്തുള്ളിയുടെ നനുത്ത ചൂടനുവദിക്കുന്ന മാന്ത്രികത നുകര്‍ന്ന്, വേണമെങ്കില്‍ നമുക്കിവിടെ നിറുത്താം. കവി വിജയിച്ചു എന്ന് പ്രഖ്യാപിക്കാം. അതിനുമപ്പുറം കടന്നുചെന്ന് കവിമനസ്സിനെ തൊട്ടുണര്‍ത്തിയ ആലക്തികശോഭകളെക്കുറിച്ച് അനുവാചകന്‍ അന്വേഷിക്കാന്‍ ആരംഭിക്കുമ്പോഴാണ് കവി ജന്മം സാര്‍ത്ഥകമാവുന്നത്. അത്തരമൊരു അന്വേഷണത്തിനുള്ള പ്രേരകമാണ് കവി പൊഴിച്ച കണ്ണുനീരെന്ന് തിരിച്ചറിയുമ്പോഴാണ് അനുവാചകന്‍ കവിയുടെ ഹൃദയത്തെ തൊടുന്നത്, കവനത്തിന്റെ ലാവണ്യഭാവങ്ങളെ പരിപൂര്‍ണമായും നുകരുന്നത്. അങ്ങനെയാണ് വിജയലക്ഷ്മി എന്ന കവയത്രി വിജയമാണോ പരാജയമാണോ എന്ന് നാം ചിന്തിച്ചുപോകുന്നത്. ഈ ഭയത്തെ അതിലംഘിക്കുന്ന ഒന്നും തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയില്‍ കവി കണ്ടെത്തുന്നില്ല .ഇതിനെതിരെ ജ്വലിക്കേണ്ടത് ആസന്നമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിലും അതൊരു ദൌത്യമായി ഏറ്റെടുക്കുന്നില്ല. പറയൂ പാവയോ മൃഗം എന്ന ഘനഗംഭീരചോദ്യം ഈ തിരിച്ചറിവിന്റെ അനുരണനമായി ഉയരുന്നു. പക്ഷേ ആ ചോദ്യം ഉയര്‍ത്തുന്ന ലക്ഷ്യവേധിയായ ഉത്തരത്തെ തേടാതെ കവി അകാരണമായി പിന്നോട്ടു പോകുകയാണ് . ഇതെത്ര കാലമായ് പഠിച്ചു ഞാന്‍ പക്ഷേ വപുസ്സിന്റെ ജൈവികമായ ചോദനകളെ കീഴപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നു നില്കുന്ന ഈ ഭയം തന്നെയാണ് സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നിന്നും കവിയെ പിന്നോട്ടടിക്കുന്നത്. ആ ഭയമാകട്ടെ നിയന്താവായ ശിക്ഷകന്റെ അഥവാ പുരുഷപ്രധാനമായ ഒരു സാമൂഹ്യാവബോധത്തിന്റെ ജാരസന്തതികൂടിയാണ്. തനിക്കു താന്‍ തന്നെ പോരും എന്ന ബലവത്തായ വികാരത്തിന്റെ അഭാവം എന്നും അടിയാളരായിത്തന്നെ കീഴടങ്ങിക്കിടാക്കാനുള്ള പ്രതിലോമഭാവനക്ക് വളമാകുന്നു. ഈ വിധേയഭാവം വിജയലക്ഷ്മിയുടെ അടിസ്ഥാനസ്വഭാവമാണെന്ന് വെളിപ്പെടുത്തുന്ന കവിതകള്‍ ഇനിയുമുണ്ട് നോക്കുക. നിങ്ങണയുന്നൂ വീണ്ടും മാപ്പ് -ഞാന്‍ മറന്നുവോ പടി ചവിട്ടാന്‍ പറഞ്ഞു വിട്ടേനേ ഞാന്‍ മാനിതമായി വരു നിന്‍ ജന്മമോമനേ (ബാലാമണിയ അമ്മ എന്ന പ്രചണ്ഡമായ ഭാവന ഉണര്‍ത്തുന്ന ഉള്‍പ്പുളകങ്ങളെ വിജയലക്ഷ്മിക്ക് അന്യമാണ്. ഞാന്‍ എന്ന ഭാവത്തിന്റെ അഭാവത്തില്‍ പണിതുയര്‍ത്തിയുര്‍ത്തിയിരിക്കുന്ന കാവ്യമുഹൂര്‍ത്തങ്ങള്‍ നീ എനിക്കുണ്ട് അതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു ചിന്തിക്കുന്നവയാണ്. അപരനായി പ്രയത്നിക്കരുതെന്നോ പ്രണയിക്കരുതെന്നോ അല്ല മറിച്ച് അപരനില്ലെങ്കില്‍ താനില്ല എന്ന ധാരണയെയാണ് ഈ കവയത്രി തിരുത്തേണ്ടത് .വഴിവിളക്കുകള്‍ പഥികന് വെളിച്ചം പകരാനാണ്. വിളക്ക് അര്‍ത്ഥപൂര്‍ണമാകുന്നത് പഥികന്‍ ആ വെളിച്ചത്തില്‍ സ്വന്തം വഴി തിരരഞ്ഞെടുക്കുമ്പോഴും. എന്നാല്‍ വിളക്കാണ് സര്‍വ്വവും എന്നും പഥികന്‍ ഉപജീവിയാണ് എന്നുമുള്ള ധാരണയെയാണ് ഈ കവയത്രി മാറ്റിയെഴുതേണ്ടത്. സ്വന്തം കാലിലെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചു കൊണ്ട് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ ആഘോഷിക്കുന്നത് ഈ സ്വാതന്ത്ര്യബോധമാണ്. ആ ബോധത്തോടുള്ള ഉത്കടമായ അഭിവാഞ്ജയാണ് .സഹ്യന്റെ മകന്‍ വിജയലക്ഷ്മിയാണ് എഴുതിയതെങ്കില്‍ എങ്ങനെയാകുമായിരുന്നെന്ന് വെറും കൌതുകത്തിനായി ഒന്നു ചിന്തിച്ചു നോക്കുക. സ്വാതന്ത്ര്യപത്രം വീശി എന്ന വരികളുടെ നേരര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന ഒരു കാവ്യാവസാനമായിരിക്കില്ല സഹ്യന്റെ മകനില്‍ സംഭവിക്കുക. മറിച്ച് സ്വാതന്ത്ര്യം മഹത്തരമെങ്കിലും ഈ അടിമക്ക് ഉടമയെ വിട്ടുപോകാനാവില്ലല്ലോ എന്ന പരിദേവനം ആയിരിക്കും. ആ പരിദേവനത്തിന്റെ പരിണതഫലമാകട്ടെ ശ്രീശൂന്യമായ ഇരുള്‍ഗുഹകളിലേക്കുള്ള പൊട്ടിവീഴലിന് കളം വരക്കുകയും ചെയ്യും. സ്വജീവിതത്തിന്റെ അടിയറവെക്കപ്പെട്ട സ്വത്വബോധമല്ല മറിച്ച് ആത്മബലത്തോടെ അടിമത്വത്തില്‍ നിന്നു മരണം വരിച്ചുകൊണ്ട് വിമോചിതനാവുന്ന സഹ്യന്റെ മകനാണ് നമ്മുടെ മനസ്സില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുക എന്നുള്ളത് നിസ്തര്‍ക്കമാണ്. പരകര്‍മം ഭയാവഹം എന്നനുശീലിച്ചുപോരുന്നു ഒരു ദര്‍ശനത്തിന്റെ നിറവ് ഇവിടെയാണ് തിടം വയ്ക്കുന്നത്. കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു നടത്തിയ ഫോട്ടോഗ്രഫി മത്സരം ഏറെ ആവേശമുയര്‍ത്തി. ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്ത എല്ലാവരും തന്നെ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തി പ്രദര്‍ശിപ്പിച്ച ഫോട്ടോകള്‍ക്ക് മാര്‍ക്ക് നല്‍കുകയുണ്ടായി. ആകെ നൂറ്റി നാല്‍പ്പത്തെട്ടു ചിത്രങ്ങളാണ് മത്സരത്തിനായി ലഭിച്ചത്. പ്രിലിമിനറി റൌണ്ടില്‍ നിന്നും സംഘാടക സമിതി തിരഞ്ഞെടുത്ത അറുപതു ചിത്രങ്ങളാണ് മത്സരത്തിനും പ്രദര്‍ശനത്തിനുമായി പരിഗണിച്ചത്. നിശ്ചിത സമയത്തിനു ശേഷം വന്ന ഇരുപത്തി ഒന്ന് ചിത്രങ്ങള്‍ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. രെജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ വോട്ടിംഗ് സ്ലിപ്പിലൂടെ മീറ്റില്‍ പങ്കെടുത്തവര്‍ വോട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നര വരെ ആയിരുന്നു വോട്ട് ചെയ്യാനുള്ള സമയം. ഒന്നരയ്ക്ക് ശേഷം ലഭിച്ച മൂന്നു വോട്ടിംഗ് സ്ലിപ്പുകള്‍ പരിഗണിച്ചില്ല. ഏതെങ്കിലും ഫോട്ടോകളുടെ മാര്‍ക്ക് ഒരേ പോലെ വരികയാണെങ്കില്‍ മാത്രം ഈ സ്ലിപ്പുകള്‍ പരിഗണിക്കാമെന്ന് കരുതിയിരുന്നെങ്കിലും അതിന്റെ ആവശ്യം വന്നില്ല. പ്രഗത്ഭരായ മൂന്നു ജഡ്ജി മാര്‍ നേരത്തെ തന്നെ ചിത്രത്തിന് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. മറ്റു ഫോട്ടോഗ്രഫി മത്സരത്തില്‍ നിന്നും വ്യത്യസ്തമായി മീറ്റില്‍ പങ്കെടുത്തവര്‍ നല്‍കിയ വോട്ടും ജട്ജസിന്റെ ഗ്രേസ് മാര്‍ക്കും കൂട്ടിയാണ് വിജയിയെ നിശ്ചയിച്ചത്. " കാട്ടുകുതിര ബ്ലോഗ്‌ ഉടമ ബ്ലോഗര്‍ ഹബിക്കാണ് ഒന്നാം സമ്മാനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടിയുടെ പുഞ്ചിരി ഏവരുടെയും മനസ്സില്‍ നൊമ്പരമുണര്ത്താന്‍ കഴിഞ്ഞതിനാലാണ് ഏറ്റവും അധികം പേരും ഈ ഫോട്ടോയ്ക്ക്മാര്‍ക്ക് നല്‍കിയത് എന്ന് കരുതുന്നു. ജട്ജസിന്റെ ചോയിസില്‍ ഈ ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ആകെ 214 .5 മാര്‍ക്ക് നേടിയാണ്‌ ഹബിയുടെ ഈ ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്. ജഡ്ജസ് ഈ ചിത്രത്തിന് 19 മാര്‍ക്കാണ് നല്‍കിയത്; വോട്ടര്‍മാര്‍ 195 .5 മാര്‍ക്കും. ഏറ്റവും അവസാനത്തെ ആള്‍ ഒന്നാമനായിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മത്സരം തീരുന്നതിനു ഇരുപത്തി ഒന്ന് മിനിട്ട് മുന്‍പാണ് ഹബീബ് ഫോട്ടോകള്‍ മത്സരത്തിനായി അയച്ചത്. അതിനാല്‍ ഏറ്റവും അവസാനത്തെ നമ്പര്‍ ആയ നൂറ്റി നാല്പത്തെട്ടു ആണ് ലഭിച്ചത് പ്രിലിമിനറി സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ അതിലും അവസാനത്തെ നമ്പര്‍ ആയ അറുപതാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ചിത്രം ശ്രീജിത്ത്‌ എം എസിന്റെ ഏകാന്തം എന്ന ചിത്രമാണ്. മനോഹരമായ ലൈറ്റിംഗ് ഈ ചിത്രത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. ക്ലിക്കുകള്‍ എന്ന ബ്ലോഗിന്റെ ഉടമയും സോഫ്റ്റ്‌വെയര്‍ എന്ജിനീയറും ആയ ശ്രീജിത്ത്‌ തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്. ജഡ്ജസ് ചോയിസില്‍ ഈ ചിത്രം 16 .7 മാര്‍ക്കുകള്‍ നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. വോട്ടര്‍മാര്‍ ഈ ചിത്രത്തിന് രേഖപ്പെടുത്തിയത് 190 .8 മാര്‍ക്കാണ് മൊത്തം 207 .5 മാര്‍ക്ക് മൂന്നാം സ്ഥാനത്തെത്തിയ ചിത്രം സ്മൃതിജാലകം ബ്ലോഗുടമ വിനയന്റെതാണ് ശേഷം എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വൈക്കം സ്വദേശിയായ വിനയന്‍ ചെന്നൈയില്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കുന്നു. ജഡ്ജസ് ചോയിസ്സില്‍ ഈ ചിത്രം ഏഴാം സ്ഥാനത്തായിരുന്നു. 189 .6 മാര്‍ക്ക് വോട്ടര്‍മാരും 14 .5 മാര്‍ക്ക് ജട്ജസും ഈ ചിത്രത്തിന് നല്‍കി ആകെ 204 .1 മാര്‍ക്ക്. സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ ബ്ലോഗര്‍ പാച്ചുവിന് ഫൈസല്‍ മുഹമ്മദ്‌ എന്ന ബ്ലോഗര്‍ പാച്ചു വിനു ഈ വര്ഷം ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണ് ഇത്. ഈ വര്‍ഷത്തെ ലളിതകല അക്കാദമി യുടെ ഒന്നാം സമ്മാനമാണ് ആദ്യം ലഭിച്ചത് മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ എന്ന ലേഖനത്തിലൂടെ ബ്ലോഗര്‍ പാച്ചു എടുത്ത ചിത്രങ്ങള്‍ ബൂലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാമിന്റെ ഭീകരാവസ്ഥ മനസ്സിലാക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിച്ചു. ജഡ്ജസ് തിരഞ്ഞെടുത്ത അഞ്ചു ചിത്രങ്ങളില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടാനായതാണ് പാച്ചുവിനെ ജൂറി അവാര്‍ഡിന് അര്‍ഹനാക്കിയത് മുപ്പതില്‍ 20 .5 മാര്‍ക്കുകള്‍ നേടിയാണ്‌ പാച്ചു വിന്റെ തോരാമഴയത്ത് എന്ന ചിത്രം ജഡ്ജിമാരെ ആകര്‍ഷിച്ചത്. രണ്ടാം സ്ഥാനത്തു ബ്ലോഗര്‍ ഹബിയുടെ ചിത്രങ്ങള്‍ ആയിരുന്നു 19 മാര്‍ക്ക് മൂന്നാം സ്ഥാനത്തായ പ്രതീക്ഷയോടെ എന്ന ചിത്രം 16 .8 മാര്‍ക്കുകള്‍ നേടി ഫോട്ടോ മത്സരത്തില്‍ ഉള്‍പ്പെടുത്തിയ എല്ലാ ഫോട്ടോകളുടെയും പി ഡി എഫ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്ത് കാണാം. ജഡ്ജസ് നല്കിയതും വോട്ടിങ്ങില്‍ ലഭിച്ചതുമായ മാര്‍ക്കുകള്‍ തരം തിരിച്ചും ലഭിക്കുന്നതാണ്. കൊച്ചി ബ്ലോഗ്ഗേഴ്സ് മീറ്റിനോടനുബന്ധിച്ചു നടത്തിയ ഫോട്ടോ മത്സരത്തിനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്നു പേരായിരുന്നു ജട്ജു മാര്‍. ജഡ്ജിമാരുടെ മാര്‍ക്കും വോട്ടര്‍മാര്‍ നല്‍കിയ മാര്‍ക്കുകളും ചേര്‍ത്താണ് വിജയിയെ നിശ്ചയിക്കുന്നത്. ജഡ്ജിമാരെയും അവര്‍ തിരഞ്ഞെടുത്ത "ടോപ്‌ 5" ലിസ്റ്റിലുള്ള ഫോട്ടോകളും അറിയാം. അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ വേണു കൊല്ലം സ്വദേശിയാണ്. കൊച്ചിയില്‍ സ്വന്തം സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു. കഴ്ഞ്ഞ പതിനെട്ടുവര്ഷം മായി ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് താല്‍പ്പര്യം. 2011 ലെ നാഷണല്‍ ജോഗ്രഫി ചാനല്‍ ആഗോള തലത്തില്‍ സെലെക്റ്റ് ചെയ്ത ടോപ്‌ 500 ഫോട്ടോകളില്‍ വേണു വിന്റെ ഫോട്ടോയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പോലും പിന്തള്ളപ്പെട്ട ഈ സെലെക്ഷനില്‍ അമേച്വര്‍ ഫോട്ടോഗ്രാഫര്‍ ആയ വേണുവിന്റെ ഈ നേട്ടം മലയാളത്തിനു അഭിമാനാര്‍ഹാമാണ്. ജഡ്ജ് 2 ടി ജെ വര്‍ഗ്ഗീസ് കേരളത്തിലെ പ്രൊഫഷനല്‍ ഫോട്ടോഗ്രഫി രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് ടി ജെ വര്‍ഗീസ്‌. കാല്‍ നൂറ്റാണ്ടായി ഈ രംഗത്ത് വന്നിട്ട്. സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡു, ലളിത കലാ അക്കാദമി അവാര്‍ഡു തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആണ്. എറണാകുളത്തുള്ള പച്ചാളം ആണ് സ്വദേശം. ജഡ്ജ് 3 ഷിബു അപ്പു ) മലയാളം ബ്ലോഗിങ് രംഗത്തെ ശക്തമായ സാന്നിധ്യമായ അപ്പു എന്ന ഷിബുവിനെക്കുറിച്ച് ഇവിടെ കൂടുതല്‍ പറയേണ്ടതില്ല. പത്തനം തിട്ടയിലെ പന്തളം സ്വദേശി ആയ അപ്പു ഇപ്പോള്‍ ദുബായിയില്‍ ആണ് ജോലി ചെയ്യുന്നത്. ഇന്റെര്‍നെറ്റിലെ ഫോട്ടോ ക്ലബ്‌ എന്ന ബ്ലോഗ്‌ ഫോറം നടത്തുന്നുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ മീറ്റ്‌ ലൈവ് ആദ്യം തടസ്സം നേരിട്ടിരുന്നു. സ്ട്രീമിംഗ് സൈറ്റ് മാറിയതോട് കൂടി ആ പ്രശ്നം തീര്‍ന്നു എങ്കിലും പരിമിതമായ സമയത്തേക്ക് മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു. കൊച്ചി മീറ്റില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പങ്കെടുത്ത ബ്ലോഗര്‍മാര്‍ എല്ലാം തന്നെ വളരെ സജീവമായി തന്നെ ഓരോ ഫോട്ടോകള്‍ക്കും മാര്‍ക്ക്‌ ഇടുന്നതില്‍ ശ്രദ്ധിച്ചു. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം ജിക്കു, അജു സോണിയ, വീണ എന്നീ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക്‌ തിട്ടപ്പെടുത്തിയിട്ടും തീരാതിരുന്നതിനാല്‍ ഫോട്ടോ മത്സര ഫല പ്രഖ്യാപനം മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്‌ ലഭിച്ചത് ഫൈസല്‍ മുഹമ്മദ്‌ എന്ന ബ്ലോഗര്‍ പാച്ചുവിനാണ്. പ്രധാന വിജയികളെ ഇന്ന് 10 th July 2011 )വൈകുന്നേരത്തോടെ പ്രഖ്യാപിക്കും. ബൂലോകം ഓണ്‍ ലൈനിലെ ഫോട്ടോ അപ്ഡേറ്റ് “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!” സജീം തട്ടത്തുമല എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം ഭാഗം ഒന്ന് ചില സാങ്കേതിക പ്രശ്നങ്ങളാല്‍ മീറ്റ്‌ ലൈവ് ആദ്യം തടസ്സം നേരിട്ടിരുന്നു. സ്ട്രീമിംഗ് സൈറ്റ് മാറിയതോട് കൂടി ആ പ്രശ്നം തീര്‍ന്നു എങ്കിലും പരിമിതമായ സമയത്തേക്ക് മാത്രമേ സംപ്രേക്ഷണം ചെയ്യാന്‍ സാധിച്ചുള്ളൂ. ഖേദിക്കുന്നു. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം ജിക്കു, അജു സോണിയ, വീണ എന്നെ ബ്ലോഗര്‍മാര്‍ ചേര്‍ന്ന് ഫോട്ടോകളുടെ മാര്‍ക്ക്‌ തിട്ടപ്പെടുത്തിയിട്ടും തീരാതിരുന്നതിനാല്‍ ഫോട്ടോ മത്സര ഫല പ്രഖ്യാപനം മീറ്റില്‍ നടത്തുവാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്‌ ലഭിച്ചത് ഫൈസല്‍ മുഹമ്മദ്‌ എന്ന ബ്ലോഗര്‍ പാച്ചുവിനാണ്. പാച്ചുവിനു അഭിനന്ദനങ്ങള്‍ ബൂലോകം ഓണ്‍ ലൈനിലെ ഫോട്ടോ അപ്ഡേറ്റ് “സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ!” സജീം തട്ടത്തുമല അറിയിപ്പുകള്‍, അറിയിപ്പുകൾ, വാര്‍ത്ത, വാര്ത്ത, വാർത്ത കൊച്ചി മീറ്റിനു ഇനി മൂന്നു നാല് ദിനങ്ങള്‍ കൂടി മാത്രം. ഏറെ ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് സംഘാടക സമിതി മീറ്റ്‌ ഓര്‍മയില്‍ തങ്ങി നില്‍ക്കണം എന്ന ഉറച്ച തീരുമാനം എടുത്തു കൊണ്ട് വ്യത്യസ്തമായ വിവിധ പദ്ധതികള്‍ മീറ്റിനോടനുബന്ധിച്ചു ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു. പത്ര മാധ്യമങ്ങള്‍ എല്ലാം തന്നെ വാര്‍ത്ത നല്‍കി മീറ്റിനു വേണ്ടത്ര പ്രചാരണം നല്‍കിക്കഴിഞ്ഞു. സൌത്ത് ഇന്ത്യ യിലെ ഏറ്റവും സര്‍ക്കുലേഷന്‍ ഉള്ള ഇംഗ്ലീഷ് ദിന പത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ മീറ്റ്‌ കോ ഓര്‍ഡിനേറ്റര്‍ ഡോ. ജയന്‍ എവൂരുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖം വളരെ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്ര വാര്‍ത്തകള്‍ മാത്രം കണ്ട്, പത്തിലധികം ആളുകള്‍ ബ്ലോഗെഴുത്ത് സ്വായത്തമാക്കണം എന്ന ആവശ്യമുന്നയിച്ചു വിളിച്ചിട്ടുള്ളതായി ഡോ. ജയന്‍ ഏവൂര്‍ പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ മീറ്റ് സ്മരണിക മീറ്റില്‍ വിതരണം ചെയ്യുകയും അത് വഴി അതിന്റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുകയും ചെയ്യുക എന്നത് വളരെ വലിയ ഒരാവശ്യം തന്നെയാണ്. വളരെ മനോഹരമായി 230 പേജുകളില്‍ മികച്ച അച്ചടിയില്‍ തയ്യാറാക്കിയിട്ടുള്ള തുഞ്ചന്‍ സ്മരണിക ഏതൊരു ബ്ലോഗ്ഗേഴ്സിനും മുതല്‍ക്കൂട്ട് തന്നെയാണ്. ഇത്തരം മീറ്റുകളിലൂടെ മാത്രമേ ഇതിന്റെ വിപണനം കാര്യ ക്ഷമമായി നടക്കൂ എന്നതിനാല്‍ കൊച്ചി മീറ്റും തുടര്‍ന്നുള്ള തൊടുപുഴ, കണ്ണൂര്‍ മീറ്റുകളും പ്രാധാന്യം അര്‍ഹിക്കുന്നു. മാത്രമല്ല, വിദേശത്തു നിന്നും വിവിധ സമയങ്ങളില്‍ ലീവിന് എത്തി ചേരുന്ന ബ്ലോഗ്ഗേഴ്സിനും ഇത്തരം മീറ്റുകള്‍ ഏറെ പ്രയോജനമാവും എന്നതിനാല്‍ തുടരെ തുടരെ മീറ്റുകള്‍ നടക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള മുറു മുറുക്കലുകള്‍ അവഗണിക്കേണ്ടത് തന്നെ. എറണാകുളം കച്ചേരിപ്പടിയില്‍ ഉള്ള മയൂരാ പാര്‍ക്ക് ഹോട്ടലിന്റെ റൂഫ് ടോപ്‌ ഹാള്‍ ആണ് മീറ്റിനായി സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ എത്തിചേരുന്നവര്‍ക്ക്‌ ഫ്രഷ്‌ ആകുന്നതിനായി രാവിലെ നാല് മണി മുതല്‍ ഹോട്ടലില്‍ തന്നെ റൂമും അറേഞ്ച് ചെയ്തിട്ടുണ്ട് എന്നതായി സംഘാടക സമിതി അറിയിക്കുന്നു. രാവിലെ ഒന്‍പതു മണിക്ക് തന്നെ രെജിസ്ട്രേഷന്‍ ആരംഭിക്കും. സമയ കൃത്യതയോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 12 .50 നു ഗ്രൂപ്പ് ഫോട്ടോ സെഷന്‍. ഒരു മണിക്ക് ലഞ്ച് ബ്രേക്ക് . ഇതിനിടയിലുള്ള സമയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. രെജിസ്ട്രേഷന്‍ സമയത്ത് ലഭിക്കുന്ന വോട്ടിംഗ് സ്ലിപ് ഉപയോഗിച്ച് ഉച്ചയ്ക്ക് ഒന്നര വരെ വോട്ട് ചെയ്യാം. മൂന്ന് മണിക്ക് ഫല പ്രഖ്യാപനം ഉണ്ടാകും. ബൂലോകം ഓണ്‍ ലൈന്‍ നമ്മുടെ ബൂലോകം എന്നീ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ചേര്‍ന്ന് നല്‍കുന്ന, കൊച്ചി മീറ്റ്‌ ലോഗോ ആലേഖനം ചെയ്തിട്ടുള്ള മൊമന്റോയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഇത്തരം മൂന്നു സമ്മാനങ്ങള്‍ ഉണ്ടാകും. കൂടാതെ ലഭിച്ചിരിക്കുന്ന ഫോട്ടോകളില്‍ നിന്നും ജഡ്ജി മാര്‍ ചേര്‍ന്ന് സെലെക്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡും നല്‍കും .കൂടാതെ എന്‍ ബി പബ്ലിക്കേഷന്‍ നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടാകും. ഫോട്ടോഗ്രഫി രംഗത്തെ പ്രഗത്ഭരായ മൂന്ന് പേര്‍ ആണ് മത്സരത്തിന്റെ ജഡ്ജ്. വോട്ടിംഗ് സമയത്ത് ലഭിക്കുന്ന മാര്‍ക്കില്‍ നിന്നും ജഡ്ജി മാര്‍ നല്‍കിയിട്ടുള്ള ഗ്രേസ് മാര്‍ക്ക് കൂടി കൂട്ടിയിട്ടായിരിക്കും വിജയിയെ നിശ്ചയിക്കുക. കൊച്ചി മീറ്റും മത്സര ഫല പ്രഖ്യാപനവും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. നമ്മുടെ ബൂലോകം, ബൂലോകം ഓണ്‍ ലൈന്‍ എന്നീ ബ്ലോഗ്‌ പോര്ട്ടലുകളിലൂടെ ഇത് തത്സമയം കാണുവാന്‍ സാധിക്കും. എല്ലാ മീറ്റുകള്‍ക്കും അവിഭാജ്യമായ ഒരു കാര്യമുണ്ട്. സജീവേട്ടന്റെ വര കൊച്ചി മീറ്റിനും ഇത് അവിഭാജ്യ ഘടകം തന്നെ. കൊച്ചി മീറ്റിനോടനുബന്ധിച്ചു നടക്കുന്ന ഫോട്ടോ മത്സരത്തിലേക്ക് ആവേശ പൂര്‍ണ്ണമായ പ്രതികരണമാണ് ബ്ലോഗര്‍മാരില്‍ നിന്നും ലഭിച്ചത്. അവസാന സമയത്തിനു മുന്പായി 148 ഫോട്ടോകള്‍ ആണ് മത്സരത്തിനായി ലഭിച്ചത്. പരിമിതികള്‍ മൂലം നാല്‍പ്പതു ഫോട്ടോകള്‍ പ്രദര്‍ശിപ്പിക്കാം എന്നുള്ളത് ഫോട്ടോകളുടെ എണ്ണക്കൂടുതല്‍ കാരണം അറുപതാക്കി ഉയര്‍ത്തിയിരുന്നു. പ്രിലിമിനറി റൌണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അറുപതു ഫോട്ടോകള്‍ ആണ് മത്സരത്തിലെക്കും പ്രദര്‍ശനത്തിനും പരിഗണിക്കപ്പെടുക. കൊച്ചി മീറ്റില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന ബ്ലോഗര്‍മാര്‍ ഈ ലിങ്കില്‍ അക്കാര്യം കമന്റായി രേഖപ്പെടുത്തണം എന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു. വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം പി. ഗോവിന്ദപ്പിള്ള വായനയാണ് എഴുത്തിലേക്കുള്ള വഴി തുറക്കുന്നത്. നല്ല വായനയുള്ള ഒരാള്‍ക്കേ നന്നായി എഴുതാനുമാകൂ. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍, പക്ഷേ ആര്‍ക്കുണ്ട് ഇക്കാലത്ത് ഗൌരവതരമായ വായനയ്ക്ക് സമയം അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പേരുകള്‍ പോലും കേള്‍ക്കാതെ പോകുന്നതരത്തിലുള്ള തിരക്കിനിടയിലാണ് നാം ഓരോരുത്തരും. മറുനാടന്‍ മലയാളികളുടെ കാര്യം പറയുകയാണെങ്കില്‍, വായിക്കണമെന്ന ആഗ്രഹത്തോടെ സമയം കണ്ടെത്തിയാലും, പുസ്തകങ്ങള്‍ കൈവശമെത്തുന്നില്ല എന്നതാണ് ദുഃഖസത്യം. ഉല്‍ക്കടമായ ആഗ്രഹം മുളപൊട്ടിയാല്‍ ഇതൊക്കെയും സാദ്ധ്യമാകും എന്നതാണ് മറ്റൊരു സത്യം. സമയത്തിന് സമയവും, പുസ്തകത്തിന് പുസ്തകവുമെല്ലാം താനേ പ്രാപ്യമാകാന്‍ തുടങ്ങും. അങ്ങനെയൊരു ആഗ്രഹം ഓരോ വായനക്കാരിലും ജനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നമ്മുടെ ബൂലോകത്തില്‍ 'വായനയുടെ ഇതള്‍ വിരിയുമ്പോള്‍' എന്ന ഒരു പുതിയ പംക്തി തുടങ്ങുകയാണ്. ഒരു ഗ്രന്ഥം വായിക്കാന്‍ പറ്റിയില്ലെങ്കില്‍ പോലും, അതിന്റെ ഉള്ളടക്കം മനസ്സിലാക്കാനും, ഉള്ളടക്കം മാത്രം വായിച്ചിട്ട് ഗ്രന്ഥം പൂര്‍ണ്ണമായും വായിക്കണമെന്ന തോന്നല്‍ ഓരോ വായനക്കാരനിലും ജനിപ്പിക്കാനുമൊക്കെ ഈ പംക്തിക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ മാസം മുതല്‍ മനോജ് പട്ടേട്ടിന്റെ പുസ്തകാവലോകനം പരമ്പര ആരംഭിക്കുകയാണ്. മാസത്തില്‍ രണ്ട് പോസ്റ്റുകള്‍ പുസ്തകാവലോകത്തിന്റെ താളുകളായി നമ്മുടെ ബൂലോകത്തില്‍ വായിക്കാം. വായനയുടേയും എഴുത്തിന്റേയും ഒരു വസന്തം തന്നെ വായനക്കാര്‍ക്കും ബൂലോകര്‍ക്കും ആശംസിച്ചുകൊണ്ട് വായനയുടെ ഇതള്‍ വിരിയു'കയായി. വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം പി. ഗോവിന്ദപ്പിള്ള നാഗരികതയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ വില്‍ ഡൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് സമാനതകളില്ല. പ്രതിനിമിഷം നമ്മെ അത്ഭുതപ്പെടുത്തുന്ന ആ പതിനൊന്ന് വാല്യങ്ങള്‍ക്കൊപ്പം മനസ്സിലേക്കെത്തുന്ന മറ്റൊരു ഗ്രന്ഥമാണ് ഇന്ത്യയുടെ ചരിത്രം പറയുന്ന ഏഴു വാല്യങ്ങളുള്ള, ശ്രീരാമകൃഷ്ണ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചര്‍ പുറത്തിറക്കിയ ദ കള്‍ച്ചറല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ഗ്രന്ഥാവലി. ഒന്നാമത്തേത് വില്‍ ഡ്യൂറെന്റിന്റെ ശ്രമത്തിന്റെ ഫലമാണെങ്കില്‍, ഡോ: രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ആര്‍ സി മജുംദാറും സുനീത് കുമാര്‍ മുഖര്‍ജിയുമടങ്ങുന്ന ഒരു സംഘം ചരിത്രകാരന്മാരുടെ സംയുക്ത ശ്രമാണ് രണ്ടാമത്തേത്. മലയാളത്തിലാകട്ടെ ഇത്തരം ആധികാരികമായ ചരിത്രഗ്രന്ഥങ്ങള്‍ പൊതുവേ വിരളമാണെന്ന് പറയാം. ആ മേഖലയിലേക്ക് വന്നുചേര്‍ന്ന വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥമാണ് പി. ഗോവിന്ദപ്പിള്ളയുടെ ശ്രമഫലമായി ഉണ്ടായിട്ടുള്ള വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക പഠനം എന്ന ഉജ്ജ്വലഗ്രന്ഥം. ചരിത്ര ഗ്രന്ഥം എന്നു പറഞ്ഞുവെങ്കിലും മറ്റു രണ്ടുകൃതികളേയും പോലെ മാനവചരിത്രത്തിന്റെ ക്രമാനുക്രമമായ ഒരു അവതരണരീതിയല്ല ഈ ഗ്രന്ഥം അനുവര്‍ത്തിക്കുന്നത്. ശാസ്ത്രം, മനുഷ്യന്റെ ദൈനംദിനജീവിതത്തെ മാറ്റിമാറിക്കാനിടയായ അത്യജ്വലങ്ങളായ കണ്ടുപിടുത്തങ്ങളുടെ വേലിയേറ്റമുണ്ടായ പതിനാറും പതിനേഴും നൂറ്റാണ്ടുകളെ അടിസ്ഥാനപ്പെടുത്തി സയന്റിഫിക് റവലൂഷന്റെ അഥവാ വൈജ്ഞാനിക വിപ്ളവത്തിന്റെ കഥ പറയുവാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ആ നൂറ്റാണ്ടുകളുടെ മാത്രം ചരിത്രവുമാകുന്നില്ല. മുന്കാലങ്ങളേയും പിന്‍കാലങ്ങളേയും സമഞ്ജസമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് സമഗ്രമായ ഒരു പ്രതിപാദനരീതി അവലംബിക്കുകയാല്‍ ആധുനികലോകത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്. ഈ പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു ശാസ്ത്രത്തിന്റെ വികാസവും ശാസ്ത്രജ്ഞന്മാരുടെ ജീവിതവും ജനങ്ങള്‍ ശാസ്ത്രജ്ഞന്മാരോടും അവരുടെ കണ്ടുപിടുത്തങ്ങളോടും എങ്ങനെ പ്രതികരിച്ചു എന്നതും കലയും സാഹിത്യവും ദര്‍ശനവും മതവും രാഷ്ട്രീയവും എങ്ങനെ ശാസ്ത്രസംഭവങ്ങളുമായി കെട്ടുപിണഞ്ഞ് ആദാനപ്രദാനങ്ങള്‍ നടത്തി വികസിക്കുന്നവെന്നും വിവരിക്കുന്ന ചരിത്രങ്ങള്‍ വിരളമാണ്. ചാള്സ് സിംഗറിനേയും ജെ.ഡി ബര്‍ണലിനേയും പോലെ ചുരുക്കം ചില ശാസ്ത്രജ്ഞന്മാര്‍ സാംസ്കാരിക അന്തരിക്ഷം എങ്ങനെ ശാസ്ത്രത്തെ ബാധിക്കുന്നുവെന്ന് സ്പര്‍ശിച്ച് പോകുന്നുണ്ടെങ്കിലും, അവ വളരെ പരിമിതമായ തോതില്‍ മാത്രമാണെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ പരിമിതി പരിഹരിക്കാന്‍ കഴിയും വിധം സഹസ്രാബ്ദങ്ങള്‍ നീണ്ട സാംസ്കാരികചരിത്രത്തിലെ ഒരുജ്ജ്വല അധ്യായത്തിന്റെ ചരിത്രം രചിക്കുവാനാണ് ഇവിടെ മുതിര്‍ന്നിട്ടുള്ളത് ഗ്രന്ഥകാരന്റെ അവകാശവാദം തുലോം ലളിതമാണെങ്കിലും അതിലും എത്രയോ മഹത്തായ ഒരു കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത് എന്നോര്‍ത്ത് ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവര്‍ അത്ഭുതം കൊള്ളുകതന്നെ ചെയ്യും. വൈജ്ഞാനികവിപ്ലവം ഒരു സാംസ്കാരികചരിത്രം എന്നാ പേരിനെത്തന്നെ കൃത്യമായി നിര്‍വചിച്ചുകൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. വിജ്ഞാനം, വിപ്ലവം, ചരിത്രം, സംസ്കാരം എന്നീ നാല് പദങ്ങളുടെ അയത്നലളിതമായ പ്രയോഗങ്ങളാല്‍ സമ്പന്നമാണല്ലോ നമ്മുടെ സമകാലിസാംസ്കാരികചിന്താധാര. എന്നാല്‍ ഓരോ പദങ്ങളിലും നിഹിതമായിരിക്കുന്ന അര്‍ത്ഥതലങ്ങളെന്ത് എന്ന് അന്വേഷിക്കുമ്പോള്‍ നമുക്ക് മാനവചരിത്രത്തിന്റെ ആദ്യകാലസംഭവവികാസങ്ങളിലേക്ക് ചെന്നേത്തേണ്ടിവരും എന്നതാണ് വസ്തുത. ഈ വസ്തുതയെ പരിപോഷിപ്പിച്ചുകൊണ്ടാണ് പ്രാരംഭം എന്ന ഒന്നാം ഭാഗത്തിലെ ആറ് അദ്ധ്യായങ്ങല്‍ ഇതള്‍ വിരിയുന്നത്. ഗ്രന്ഥനാമത്തിലടങ്ങിയിരിക്കുന്ന നാലുപദങ്ങളേയും സൈദ്ധാന്തികമായി സംയോജിപ്പിച്ചുകൊണ്ട് അവ ഏതൊക്കെ തലത്തിലാണ് ഈ പുസ്തകത്തിന്റെ രചനക്ക് സഹായകമായി നിലകൊള്ളുന്നത് എന്ന് വിശദീകരിക്കുന്നു. ചരിത്രവും സംസ്കാരവും, സത്യം ശിവം സുന്ദരം, പ്രകൃതി ശാസ്ത്രവും ധര്‍മശാസ്ത്രവും, ശാസ്ത്രം കപടശാസ്ത്രം ശാസ്ത്രവിരോധം, ജ്ഞാനം വിജ്ഞാനം ശാസ്ത്രം, വിജ്ഞാനവികാസവും പ്രതിഭാവിലാസവും എന്നീ ആറ് അദ്ധ്യായങ്ങളിലൂടെ ഇതപര്യന്തമുള്ള ഒട്ടുമിക്ക ചിന്താപദ്ധതികളേയും പരിചയപ്പെടുത്തുകയും അവയൊക്കെ പുരോഗമനോന്മുഖമായ സമൂഹസൃഷ്ടിക്ക് എങ്ങനെയൊക്കെ പ്രചോദനമായി ഭവിച്ചു എന്ന് വിലയിരുത്തുകയും ചെയ്യുന്നു. രണ്ടാം ഭാഗമാകട്ടെ യൂറോകേന്ദ്രിതമായ ഒരു വ്യവസ്ഥിതിയിലേക്ക് നാം നയിക്കപ്പെട്ടതെങ്ങനെ എന്ന് ചിന്തിക്കുന്നു. യൂറോവാദത്തിന്റെ രാഷ്ട്രീയം എന്ന ഒന്നാം അദ്ധ്യായത്തില്‍ രാഷ്ട്രീയവും സൈനികവുമായ അധികാരാവകാശങ്ങള്‍ എല്ലാംതന്നെ ഭൂഖണ്ഡങ്ങളില്‍ നിന്നും യൂറോപ്യന്‍ ശക്തികള്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും, സാംസ്കാരികമായി മേല്‍ക്കോയ്മയിലൂടെ സാമ്പത്തികാധിപത്യം സുഗമമായി നിലനിര്‍ത്തിക്കൊണ്ടു രാഷ്ട്രീയാധിപത്യത്തിലേക്ക് ചെന്നെത്തുന്ന ഇടപെല്‍ രീതിയെ വ്യക്തമാക്കുന്നു. കോളനിവത്കരിക്കപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ സംഭാവനകളെ വിലകുറച്ചുകാണുകയും അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിയായിരുന്നു അവലംബിക്കപ്പെട്ടത്. യൂറോകേന്ദ്രവാദത്തിന്റെ പൊള്ളത്തരത്തെ വെളിവാക്കുന്ന ഒരു കഥ ഇവിടെ നമുക്ക് ഗ്രന്ഥകാരന്‍ ഇങ്ങനെ വിവരിക്കുന്നു. പൌലോസ് മാര്‍ ഗ്രിഗറിയോസ്, ജോണ്‍ പോള്‍ രണ്ടാമനുമായി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവ. കഴിഞ്ഞ 500 വര്‍ഷമായി സുവിശേഷവേലകള്‍ അത്യുത്സാഹപൂര്‍വം നടത്തപ്പെടുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ക്രിസ്തുമതം ഒന്നാമതായി വളരാത്തത് എന്നായിരുന്നു ആ അഭിമുഖത്തിലെ ഒരു ചോദ്യം. അതിന് മാര്‍പാപ്പ പറഞ്ഞ ഉത്തരമാകട്ടെ, കൃസ്തീയവേദശാസ്ത്രത്തിലെ ആശയങ്ങള്‍ അതിഗഹനമാണെന്നും അത് ഏഷ്യക്കാര്‍ക്കും മറ്റുമൊന്നും മനസ്സിലാകില്ല എന്നായിരുന്നു. അടുത്ത ചോദ്യമാകട്ടെ പൌരസ്ത്യഫിലോസഫിയെക്കുറിച്ച് അങ്ങെന്തെങ്കിലും വായിച്ചിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്ന ഒറ്റവാക്കിലവസാനിച്ചു മാര്‍പാപ്പയുടെ ഉത്തരം. സൂചന, മതകാര്യങ്ങളിലെന്നതുപോലെത്തന്നെ മറ്റേതൊരു വിഷയത്തിലും ചോദ്യം ചെയ്യാനാകാത്ത പ്രതിഭയാണ് തങ്ങളെന്ന ധാരണ യൂറോകേന്ദ്രിതവാദമുയര്‍ത്തുന്നവരുടെ പൊതുസ്വഭാവമാണെന്നാണ്. ഇതര മതത്തേയും വംശത്തേയും പരിസ്ഥിതിയേയും സംസ്കാരത്തേയും കുറിച്ചെല്ലാം തന്നെ ഇത്തരം നിഷേധാത്മകനിലപാടുകളാണ് അവര്‍ സ്വീരിക്കുന്നതെന്നും ഇത് എത്രകണ്ട് അബദ്ധജടിലമാണെന്നും ഈ അദ്ധ്യായം വിവരിക്കുന്നു. നരകവാതിലുകള്‍ തുറന്നപ്പോള്‍ എന്ന രണ്ടാംഅദ്ധ്യായത്തില്‍ ഏകദേശം എഴുന്നൂറ്റമ്പതുലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കിയ മഹാരോഗമായ പ്ലേഗിന്റെ വ്യാപനത്തിനുശേഷം സമൂഹത്തിലുണ്ടായ മാറ്റങ്ങളെ നിരീക്ഷിക്കുന്നു. പള്ളിക്കും പട്ടക്കാരനും പ്രാര്‍ത്ഥനക്കുമൊന്നും തടയാന്‍ കഴിയാത്ത മഹാദുരന്തം മനുഷ്യരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കുമ്പോള്‍ ഒന്നും ചെയ്യാനാവാതെ അന്ധാളിച്ചുപോയ മതത്തില്‍ നിന്നും ജനം വിടുതല്‍ തേടാന്‍ തുടങ്ങിയ കാലം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. നവോത്ഥാനം ജനകീയഘട്ടം എന്ന മൂന്നാം അദ്ധ്യായത്തില്‍ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിവിദ്യയും, ജനകീയനവോത്ഥാനത്തിന്റെ പ്രോത്ഘാടകനായി കണക്കാക്കപ്പെടുന്ന ദാവിഞ്ചിയുടെ ചിത്രകലയും, മൈക്കലാഞ്ജലോ ചെല്ലിനി റാഫേല്‍ മുതലായ മഹാരഥന്മാരുടെ ഇടപെടലുകളും എങ്ങനെ വിപ്ലവകരമായ ഒരു സാമുഹികക്രമത്തിലേക്ക് മനുഷ്യരാശിയെ കൈപിടിച്ചുയര്‍ത്തി എന്ന് നോക്കിക്കാണുന്നു. ഈ ഇടപെടലുകളുടെ ഫലമായി വൈജ്ഞാനികവിപ്ലവത്തിന്റെ 'തിരപ്പുറപ്പാടിന്' വേദി ചമക്കപ്പെട്ടു. മാക്യവെല്ലി ഇറ്റാലിയന്‍ ചാണക്യന്‍ എന്ന അദ്ധ്യായത്തില്‍ ഇറ്റലിയുടെ നവോത്ഥാനരംഗത്ത് ആ പ്രതിഭ പ്രസരിപ്പിച്ച ചിന്താദ്യുതി എങ്ങനെയൊക്കെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രതിഫലിച്ചു എന്ന് വിശദീകരിക്കുന്നു. പ്രതിലോമകരമായ നിരവധി ചിന്തകള്‍ മാക്യവെല്ലിയുടേതായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തെ മതാധിഷ്ടിതമായ പരിപ്രേക്ഷ്യത്തില്‍ നിന്നും മോചിപ്പിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കും പ്രായോഗിക ബുദ്ധിയിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തെ കാണാതിരുന്നുകൂട. മാക്യവെല്ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഗ്രന്ഥമായ ദ പ്രിന്സിനെക്കുറിച്ചു വിശദമായി ചര്ച്ച ചെയ്യാനാണ് ഈ അദ്ധ്യായം ഉപയോഗിച്ചിരിക്കുന്നത്. അവസാനത്തെ അദ്ധ്യായത്തില്‍ തോമസ് മൂറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൃഷ്ടിയായ ഉട്ടോപ്യയെക്കുറിച്ചും, ഇറാസ്മസിന്റെ ജീവിതത്തേയും, വിഡ്ഢിത്തത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എന്ന പുസ്തകത്തേയും കുറിച്ച് ചര്‍ച്ച ചെയ്യുന്നു. നാലാംഭാഗത്തില്‍ എട്ട് അദ്ധ്യായങ്ങളിലൂടെ മതനവീകരണപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത ഉദാത്തമായ ജീവിതസങ്കല്പനങ്ങളുടെ പ്രായോഗിഗപദ്ധതികള്‍ എങ്ങനെ നവോത്ഥാനപ്രക്രീയക്ക് ആക്കം കൂട്ടിയെന്ന് ചിന്തിക്കുന്നു. കരിങ്കോട്ടയിലെ സ്ഫോടനം, വേരുകള്‍ തായ്‌വേരുകള്‍ എരിഞ്ഞടങ്ങിയ സാവറനോള ജ്വലനം നിലക്കാത്ത ജോണ്‍ ഹുസ്, മതപരിഷ്കരണം ലൂഥര്‍ കാല്‍വിന്‍ സ്വിംഗ്ലി നട്ടുച്ചക്ക് കൂരിരുട്ട് പ്രോട്ടസ്റ്റന്റ് നവീകരണവും റോമന്‍ പ്രതികരണവും, മതയുദ്ധയുഗം ഇരുളും വെളിച്ചവും, മതനവീകരണം ഒരു നീക്കിബാക്കി പത്രം എന്നീ അദ്ധ്യായങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് മതനവീകരണം എന്ന പേരിലുള്ള നാലാംഭാഗത്താണ്. മതത്തിന്റെ ഭ്രാന്തമായ പക്ഷപാതത്തില്‍ നിന്ന് സാമൂഹികനീതിയിലധിഷ്ടിതമായ ഒരവസ്ഥാവിശേഷം സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നിച്ച പ്രതിഭാശാലികളെക്കുറിച്ച് ദീര്‍ഘമേറിയ ഈ ഭാഗത്ത് ക്രമാനുക്രമമായി വിവരിക്കുന്നു. കോപ്പര്‍നിക്കന്‍ യുഗം എന്ന അഞ്ചാംഭാഗത്തിലെ ഒന്നാം അദ്ധ്യായത്തില്‍ വൈജ്ഞാനികവിപ്ലവം എന്ത് എപ്പോള്‍ എന്നാണ് ചര്‍ച്ച ചെയ്യുന്നത്. ശാസ്ത്രകാരനായ ജോണ്‍ഗ്രിബിന്റെ നിഗമനം അനുസരിച്ച് വൈജ്ഞാനികവിപ്ലവം ആരംഭിക്കുന്ന 1543 ന് മുമ്പേ തന്നെ അതുവരെ വിവിധ ശാസ്ത്രമേഖലകളില്‍ അദ്വിതീയനായിരുന്ന ഗ്രീക്ക് ദാര്‍ശനികന്‍ അരിസ്റ്റോട്ടിലിന്റെ കാഴ്തപ്പാടുകളെ തകിടം മറിച്ചുകൊണ്ട് കോപ്പര്‍നിക്കസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. അരിസ്റ്റോട്ടിലിയന്‍ ചിന്തകളെ തലങ്ങും വിലങ്ങും ഉല്ലംഘിക്കുന്ന ചിന്താധാരകളുടെ ഒരു പ്രവാഹമായിരുന്നു പിന്നീടുണ്ടായത്. പ്രകൃതിസത്യങ്ങളെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അനാവരണം ചെയ്യുക എന്ന ആധുനികശാസ്ത്രാന്വേഷണരീതി അവലംബിക്കപ്പെട്ടു. ജോണ്‍ ഗ്രിബ്ബിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ ഇക്കാര്യങ്ങളെ ഇങ്ങനെ വെളിവാക്കുന്നു പ്രഥമശാസ്ത്രജ്ഞന്‍ എന്ന് ബിരുദം ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്ന ആള്‍ ഗലീലിയോ ഗലീലി ആണ്. ആധുനികശാസ്ത്രാന്വേഷണരീതി തന്റെ പ്രവര്‍ത്തനത്തില്‍ പ്രോയോഗിക്കുകമാത്രമല്ല തന്റെ പ്രയോഗത്തിന്റെ രൂപഭാവങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ശാസ്ത്രാന്വേഷണരീതികളുടെ അടിസ്ഥാനനിയമങ്ങള്‍ ആവിഷ്കരിച്ച് തുടര്‍ന്ന് വരുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ അടിസ്ഥാനതത്വങ്ങളെ ആശ്രയിച്ചുകൊണ്ട് ഗലീലിയോ നടത്തിയ വൈജ്ഞാനികപ്രവര്‍ത്തനം അതീവപ്രാധാന്യം അര്‍ഹിക്കുന്നുണ്ട് കോപ്പര്‍നിക്കന്‍ പ്രോത്ഘാടനം എന്ന അദ്ധ്യായം മുതല്‍ കാമ്പനെല്ല പുതുയുഗത്തിന്റെ മണിമുഴക്കം എന്ന അദ്ധ്യായം വരെ ശാസ്ത്രചരിത്രത്തിലെ അനിര്‍വചനീയമായ ഗതിവിഗതികളെ നോക്കിക്കാണുകയും ചലനം സൃഷ്ടിച്ച വിജ്ഞാനികളേയും അവരുടെ സംഭാവനകളേയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. വെസേലിയൂസ്, ടൈക്കോ ബ്രാഹെ കെപ്ലര്‍, കാമ്പനെല്ല ബ്രുണോ, മഗല്ലന്‍, മാര്‍ക്കോപോളോ, പാരസെല്സസ്, ഗാലെന്‍ തുടങ്ങിയ മഹാരഥന്മാരുടെ നവോന്മേഷദായകമായ ചിന്താപദ്ധതികളേയും ആവിഷ്കരണങ്ങളേയും വിശദമായിത്തന്നെ പരിഗണിക്കുന്നു. ഫെര്‍ണലിന്റെ ചിന്ത ആ തലമുറ എത്രമാത്രം സ്വാതന്ത്ര്യകാംക്ഷികളായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട് നമ്മുടെ കാരണവന്മാരും അവരുടെ കാരണവന്മാരും അവര്ക്ക് മുമ്പുണ്ടായിരുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകതന്നെയാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലം? അല്ല, നേരെ മറിച്ച് പുതിയമാര്‍ഗങ്ങളും പദ്ധതികളും സ്വീകരിക്കുകയാണ് ദാര്‍ശനികര്‍ക്ക് ഉചിതം. സ്വന്തം അഭിപ്രായത്തെ പ്രകടിപ്പിക്കുവാന്‍ കഴിയാത്തവരെ വിലക്കുവാന്‍ പിന്തിരിപ്പന്മാരുടെ ശബ്ദത്തേയോ പ്രാചീനസംസ്കാരത്തിന്റെ ഭാരത്തേയോ അധികാരത്തിന്റെ ശക്തിയേയോ അനുവദിക്കരുത്. എന്നാല്‍ മാത്രമേ ഓരോ യുഗവും അതിന്റേതായ പുത്തന്‍ ഗ്രന്ഥകാരന്മാരേയും പുതിയ കലാവിദ്യകളേയും പുറത്തുകൊണ്ടുവരികയുള്ളു എത്രമാത്രം ശക്തമായ സ്വാതന്ത്ര്യാഭിവാഞ്ജയാണ് നവോത്ഥാനനായകര്‍ പോറ്റിപ്പുലര്‍ത്തിപ്പോന്നതെന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഗലീലിയന്‍ കുതിച്ചുചാട്ടം എന്ന ആറാമത്തെ ഭാഗത്ത്, ഗലീലിയോ വൈജ്ഞാനിക ചക്രവാളത്തിലെ വെള്ളിനക്ഷത്രം, യെപ്പൂര്‍ സി മൂവ്, ശാസ്ത്രത്തിന്റെ രീതിവിജ്ഞാനീയം ബേക്കണും ദെക്കാര്‍ത്തും, സാമൂഹ്യവിപ്ലവം 1 ഡച്ച് സമരം, സാമൂഹ്യവിപ്ലവം 2 ഇംഗ്ലണ്ട്, സംവേദനം വിനിമയം കൂട്ടായ്മ, വൈജ്ഞാനികവികാസത്തിന്റെ സര്‍ഗ്ഗപ്രതിഭ ഫ്രാങ്കോ സ്പാനിഷ് സര്‍ഗധാര, ആംഗലസാമ്രാജ്യം സാഹിത്യവും രാഷ്ട്രീയവും എന്നീ അദ്ധ്യായങ്ങളാണ് ഉള്ളത്. 1564 ല്‍ ജനിച്ച ഗലീലിയോയുടെ ജീവിതകഥയില്‍ നിന്നാരംഭിച്ച്, ആംഗലസാമ്രാജ്യത്തിന്റെ സാഹിത്യസംഭാവനകളിലേക്ക് വരെ എത്തിനില്ക്കുന്ന ഈ ഭാഗം വൈജ്ഞാനികചരിത്രത്തിലെ അത്ഭുതകരമായ ഒരു കാലഘട്ടത്തെയാണ് അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടദ്ധ്യായങ്ങളുടെ സഹായത്തോടെ ഗലീലിയോയുടെ കാലാനുക്രമമായ ഒരു ജീവിതരേഖ അവതരിപ്പിച്ചതിനുശേഷം ശാസ്ത്രത്തിന്റെ രീതീവിജ്ഞാനീയം ബേക്കണും ദെക്കാര്‍ത്തും എന്ന ലേഖനത്തിലേക്ക് കടക്കുന്നു. ഫ്രാന്സിസ് ബേക്കണെ പ്രഥമശാസ്ത്രദാര്‍ശനികനായി അവതരിപ്പിച്ചുകൊണ്ട് പി.ജി ഇങ്ങനെ എഴുതുന്നു നിരീക്ഷണപരീക്ഷണങ്ങളിലൂടെയല്ലാതെ പരമ്പരാഗതവിശ്വാസങ്ങളേയും പൂര്‍വസൂരികളുടെ വചനങ്ങളേയും ആസ്പദമാക്കി സത്യം കണ്ടെത്താനാവില്ലെന്ന് ഫ്രാന്സിസ് ബേക്കണ്‍ വിശ്വസിച്ചിരുന്നു റോജര്‍ ബേക്കണ്‍ ഈ ചിന്തയുടെ ഒരു സഹയാത്രികനായിരുന്നു ഫ്രാന്സിസ് ബേക്കണ്‍ന്റെ ദി അറ്റ്‌ലാന്‍റ്റിസ്സ് എന്ന കൃതി എങ്ങനെയല്ലാം മുന്കാല സാമൂഹ്യവ്യവസ്ഥിതിയിലെ വൈകല്യങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് വിശദമാക്കുന്നു. 615 പേജുകളിലൂടെ വിശദമായി വിവരിക്കപ്പെട്ട ശാസ്ത്രചരിത്രത്തിന്റെ അവസനാത്തേതും ഏഴാമത്തേതുമായ ഭാഗമാണ് വൈജ്ഞാനികവിജയവൈജയന്തി. സര്‍ ഐസക് ന്യൂട്ടന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന് മുന്കാലത്ത് വഴിയൊരുക്കിയവരെക്കുറിച്ചും ഈ ഭാഗം ചര്‍ച്ച ചെയ്യുന്നു. ഒന്നാമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ ന്യൂട്ടന് വഴിയൊരുക്കിയവര്‍ എന്നാണ്. ശാസ്ത്രം ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ലെന്നും ദീര്‍ഘവും അതികഠിനവുമായ ഒരു കാലഘട്ടത്തിന്റെ ഗംഭീരമായ ചരിത്രമാണ് അതിനുള്ളതെന്നും വ്യക്തമാക്കുന്ന ഈ അദ്ധ്യായം കൃസ്ത്യന്‍ ഹ്യൂജന്സിനേയും റോബര്‍ട്ട് ഹുക്കിനേയും പിയറി ഗാസന്റിയേയും എഡ്മണ്ട് ഹാലിയേയുമൊക്കെത്തന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരുടെ സംഭാവനകളെ സമഗ്രമായിത്തന്നെ ചര്‍ച്ചക്കുവെക്കുന്നുണ്ട്. മുമ്പേതന്നെ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തെ (അതായത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് രണ്ടുതരം വസ്തുക്കളെക്കൊണ്ടാണെന്നുള്ള സങ്കല്പനത്തെ [ഒന്ന് ജീവവസ്തു, മറ്റേത് അജീവവസ്തു ഇതരശാസ്ത്രജ്ഞര്‍ എങ്ങനെയൊക്കെ നിരാകരിച്ചുവെന്ന് വീണ്ടും ഇവിടെ ചര്ച്ചചെയ്യുന്നു. കാലത്തിന് മുമ്പേ നടന്ന ആശയങ്ങളുടെ യുഗത്തെ അനിതരസാധാരണമായ പാടവത്തോടുകൂടി ആവിഷ്കരിച്ചു എന്നതാണ് ഈ കൃതിയെ പരായണയുക്തമാക്കുന്നത്. യുക്തിഭദ്രമായ ഒരു പ്രായോഗികഭാഷയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നതെങ്കിലും ഒരിക്കല്‍ പോലും അത് ദുര്‍ഗ്രഹമാകുന്നില്ല. ചിന്തയുടെ തെളിമയാര്‍ന്ന വ്യാപ്തി ഓരോ ഖണ്ഡികയിലും പ്രതിഫലിക്കുന്നുണ്ട്. പി.ജി, പക്ഷേ അവതാരികയില്‍ പറഞ്ഞപോലെതന്നെ ഓരോ അദ്ധ്യായവും സ്വതന്ത്രമായി വായിക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ സംവിധാനക്രമമെന്നതുകൊണ്ട് ചുരുക്കം ചില സ്ഥലങ്ങളില്‍ ആശയങ്ങളുടെ ആവര്‍ത്തനം കണ്ടേക്കാം. പക്ഷേ തുടര്‍ച്ചയായ ഒരു വായനാക്രമം അനുവര്‍ത്തിക്കേണ്ടതില്ലാത്ത തരത്തിലായതുകൊണ്ട് ആശയങ്ങളുടെ ആവര്‍ത്തനം നമ്മുടെ വായനയെ തടസ്സപ്പെടുത്തുന്നില്ല. ഓരോ അദ്ധ്യായവും സ്വതന്ത്രങ്ങളാണ് എന്നതുതന്നെയാണ് ഈ ഗ്രന്ഥത്തിന്റെ നേട്ടം, ഒരു പക്ഷേ കോട്ടവും. എന്തായാലും മലയാളത്തിന് അത്യമൂല്യമായ ഒരു മുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥമെന്ന് നിസ്സംശയം പറയാം. കേരള ഭാഷാഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ വില 320 രൂപയാണ്. ബൂലോകം ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്തു അറിയിപ്പുകള്‍, അറിയിപ്പുകൾ, വാര്‍ത്ത, വാര്ത്ത, വാർത്ത തിരൂര്‍ തുഞ്ചന്‍ മീറ്റ്‌ ബ്ലോഗ്‌ സുവനീര്‍ ഈ എഴുത്ത്, എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീകരണങ്ങളായ കായംകുളം സൂപ്പര്‍ ഫാസ്റ്റ് കലിയുഗ വരദന്‍ കൃതി പബ്ലിക്കെഷന്സിന്റെ ക വാ രേഖ മൌനത്തിന പ്പുറത്തേക്ക് തുടങ്ങിയ പുസ്തകങ്ങള്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ചു പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിരുന്നു. കൊച്ചു ബ്ലോഗ്‌ മീറ്റുകള്‍ക്കും വിക്കി മീറ്റുകള്‍ക്കും ആവശ്യമായ സ്ഥല സൌകര്യും ബൂലോകം ബ്ലോഗ്‌ സെന്ററില്‍ ഉണ്ട്. ബ്ലോഗ്‌ സെന്ററിനു നമ്മുടെ ബൂലോകം ടീമിന്റെ എല്ലാ വിധ ആശംസകളും . പ്രിയ വായനക്കാരെ, നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ സേവ് കേരള എന്ന ഇ പ്രചരണം തുടങ്ങുകയാണ് "പത്തു കല്പനകള്‍ ദൈവജനത്തിനു ദൈവം നേരിട്ട് പറഞ്ഞു കൊടുത്ത കല്‍പനകളാണിവ. ദൈവത്തിനു പറ്റിയ തെറ്റ് തിരുത്തുന്ന സഭ " നമ്മുടെ ബൂലോകം ഒന്നാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറെ ജനപ്രീതി ഈ ബ്ലോഗ്‌ പോര്‍ട്ടലിന ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ? വായനക്കാരെ എല്ലാവരേയും ക്ഷമയുടെ മുള്‍മുനയില്‍ കുറേയധികം സമയം നിറുത്തേണ്ടി വന്നത് സിയാബിന്റെ ഭാഗം കേള്‍ക്കാന്‍ ഒരു അവസരം എല്ലാവര്‍ക്കും ഉണ്ടാ ചില സംശയങ്ങള്‍ "സിയാബ്‌ എന്ന ബ്ലോഗര്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാ ഇവരൊക്കെ എവിടെ ഇവർക്കൊക്കെ എന്തുപറ്റി ? പ ല കാലഘട്ടങ്ങളിലായി ഒരുപാട് നല്ല എഴുത്തുകാർ ബൂലോകത്ത് നിറഞ്ഞ് നിന്നിട്ടുണ്ട്. ഒരു സമയത്ത് കുറേപ്പേർ വരുന്നു. വാശിയോടെന്ന പോലെ പോസ്റ്റുക Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് ശ്രീമതി ബിന്ദു ആർ. തമ്പി സ്വന്തം കവിതാസമാഹാരത്തിന്‌ ‘സഞ്ഞ്‌ജീവനി’ എന്ന്‌ നാമകരണം ചെയ്യുമ്പോൾതന്നെ ഒരു കാര്യം വ്യക്തമാണ്‌. കവിത ദുഃഖിത മനസ്സുകൾക്ക്‌ ഉജ്ജീവനമാകണം. അത്‌ കവിതയുടെ അലിഖിത ധർമ്മമാണ്‌. അത്‌ സ്വന്തം കവിതയിലൂടെ നിറവേറ്റുക എന്നത്‌ കവിയുടെ നിയോഗമാണ്‌. ആ നിയോഗം നിറവേറ്റുന്നതിന്‌ സന്നദ്ധമായൊരു കവിമനസ്സിന്റെ സ്‌പന്ദനം ഈ സമാഹാരത്തിലെ കവിതകൾക്കു പിന്നിൽ നിപുണശ്രോത്രങ്ങൾക്ക്‌ കേൾക്കാനാവൂ. ഇന്ന്‌ കവികൾ പോലും കൈവിട്ടുകളയുന്നതിന്‌ മടിക്കാത്ത വൃത്തവും താളവുമൊക്കെയുള്ള കവിതകളാണിവ. നമ്മുടെ കവിത, എന്നു പറഞ്ഞാൽ ഭാരതീയ കവിത, അതീതകാലം മുതൽക്കേ നിരവധി നൂറ്റാണ്ടുകളായി ഗേയമായൊരു പദഘടനയിലാണ്‌ രൂപം കൊണ്ടിട്ടുള്ളതെന്ന്‌ ചരിത്രസത്യമാണ്‌. അത്‌ മന്ത്രഗീതമാവാം; സ്വച്ഛന്ദഗതിയായ ഗ്രാമീണ ഗീതമാവാം; താരസ്വരത്തിലുള്ള സംഗീതമാവാം; ഏകാന്തതയിലാരോ ആത്മസുഖത്തിനായി പാടിപ്പോകുന്ന ഈരടിയാകാം; ഒരു സമൂഹത്തിന്റെയാകെ ആഹ്ലാദവും ആതങ്കവുമൊക്കെ നിറഞ്ഞുനിൽക്കുന്ന ‘ജനഗാഥ’യാകാം; അതിൽത്തന്നെ ‘വീരഗാഥ’യോ ‘വിലാപഗീതമോ ആവാം. ഇവയൊക്കെ ചിട്ടപ്പെടുത്തി കള്ളികളിലൊതുക്കിവച്ച വൃത്തശാസ്‌ത്ര (prosody)ത്തെ ഉല്ലംഖിച്ചുകൊണ്ടുള്ള പുതിയ ശീലുകളും കാലാകാലങ്ങളിലുണ്ടായിട്ടുണ്ട്‌. എന്തുതന്നെയായാലും, അവക്കൊരു ’ഗേയസ്വഭാവം‘ ഉണ്ടായിരുന്നു എന്നതാണ്‌ ശ്രദ്ധിക്കേണ്ട വസ്‌തുത. ആലപിക്കപ്പെട്ടിട്ടില്ലെങ്കിൽപോലും, ആ കവിതകളിൽ സംഗീതം ഉറങ്ങിക്കിടന്നിരുന്നു. അതിനെ ചോർത്തിക്കളയാനുള്ള ഒരു ശ്രമം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലിവിടെ ഉണ്ടായി. ഇന്ത്യൻ കവിതയിലാകെയുണ്ടായി. അതിന്റെ പിന്നിലെ പ്രേരണകൾ മുഖ്യമായും രണ്ടായിരുന്നു. ഒന്ന്‌, നാമറിയാതെതന്നെ നമ്മിലുറച്ചുപോയ കൊളോണിയൽ മനോഭാവം. എഴുത്തച്ഛനെയും പൂന്താനത്തെയും പറ്റിയൊക്കെ നാലുപേർ കൂടുന്നിടത്തിരുന്നു സംസാരിക്കുന്നതിലെന്തോ ഒരു ’ഒരു കുറവ്‌‘ – എന്നാൽ, എലിയട്ടെന്നോ എസ്രാ പൗണ്ടെന്നോ ഒക്കെപ്പറമ്പോളൊരു ’മാന്യത‘. അങ്ങനെ, സ്വാതന്ത്ര്യലബ്‌ധിക്കുശേഷം, സാക്ഷാൽ യൂണിയൻ ജാക്ക്‌ കൊടി അഴിച്ചുമാറ്റിയതിനുശേഷം, ഇവിടെ സാഹിത്യസാംസ്‌കാരിക മേഖലകളിൽ അധിനിവേശം പുതിയ വഴികൾ കണ്ടെത്തി. പാശ്ചാത്യ കവിത, പാശ്ചാത്യ സാഹിത്യദർശനങ്ങൾ, പാശ്ചാത്യ സാഹിത്യ മര്യാദകൾ – ഇവയൊക്കെ നാം പഠിക്കുകയും അറിയുകയും ചെയ്യണമെന്നതിനപ്പുറം, നമ്മുടെ സർഗ്ഗാത്മകത അവർക്ക്‌ വിധേയമായി നില്‌ക്കണമെന്ന ഒരു മനോഭാവം. എലിയട്ടിന്റെ ഒബ്‌ജക്‌റ്റീവ്‌ കോറിലേറ്റീവിനെപ്പറ്റി അമേരിക്കൻ സർവ്വകലാശാലയിൽ പ്രസംഗിച്ചുകൊണ്ടു നിന്ന ഒരു ഇന്ത്യൻ ഇംഗ്ലീഷ്‌ പ്രൊഫസറോട്‌, താരതമ്യസാഹിത്യപഠനം നടത്തുന്ന, ഒരു അമേരിക്കൻ വിദ്യാർത്ഥി ഭരതന്റെ നാട്യശാസ്‌ത്രത്തിലെ വിഭാവനാനുഭവസങ്കല്‌പത്തോട്‌ അത്‌ ചേർത്തു പറയാമോ എന്നു ചോദിച്ചപ്പോൾ ഇന്ത്യൻ പ്രൊഫസർ നഗരമധ്യത്തിൽ നട്ടുച്ചയ്‌ക്കിറങ്ങിയ കുറുക്കനെപ്പോലെ അന്തംവിട്ടു നിന്നുപോയി എന്നാണ്‌ കേൾവി- രണ്ടാമത്തെ പ്രേരണ – ഈ നാടൻ പാട്ടുകളും, ദ്രാവിഡശീലുകളും, താളങ്ങളുമൊന്നും തൊട്ടശുദ്ധമാക്കാത്ത ഒരു സാധനമാണ്‌ കവിതയെന്നും, അത്‌ മാത്രമാണീ നൂറ്റാണ്ടിന്റെ കവിതയെന്നും സ്‌ഥാപിച്ച്‌ പൈതൃകവിജ്ഞാനം കൊണ്ടു അലോസരപ്പെടുത്താത്ത ’ക്ലീൻ‘ സ്‌ളേറ്റിലെഴുതിയ കവിതകൾ അരങ്ങു തകർക്കുന്നതിനു കാരണമായി ആരോഗ്യപരമായ ആധുനികതയെ അതിന്റെ അർത്ഥഗൗരവത്തോടെ ഇവിടെ വരവേറ്റ വിരലിലെണ്ണാവുന്നവരെ ഒഴിവാക്കിക്കൊണ്ടാണിതു പറയുന്നത്‌. ഇന്നു ഒരു സച്ചിദാനന്ദനോ ആറ്റൂരോ, ശങ്കരപ്പിള്ളയോ പുതിയ കവിതയുടെ ദീപ്‌തമുഖമായി സാന്നിധ്യമറിയിക്കുന്നു എന്നത്‌ അതർഹിക്കുന്ന പ്രാധാന്യത്തോടെ സ്‌മരിക്കട്ടെ) ഞാനിത്‌ നീട്ടുന്നില്ല. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ നല്ല അറിവുനേടുകയും അതു പഠിപ്പിക്കുകയും തൊഴിലാക്കുകയും ചെയ്‌തിട്ടുള്ള ഈ കവയിത്രി സ്വച്ഛന്ദസുന്ദരമായ ഭാഷാശീലുകളിലെഴുതിയ ഈ കൃതികൾ ആഹ്ലാദകരമായി തോന്നി. ഇംഗ്ലീഷ്‌ നമുക്ക്‌ വിശ്വസംസ്‌കൃതിയുടെ നേർക്കു തുറന്നിട്ടൊരു ജാലകമാണ്‌. അതിലൂടെ കടന്നുവരുന്ന കാറ്റും വെളിച്ചവും നമ്മുടെ സഞ്ചിത സംസ്‌കാരത്തിലലിഞ്ഞു ചേരട്ടെ. അല്ലാതെ നമ്മൾ മറ്റൊരു സംസ്‌കാരത്തിന്റെ അധിനിവേശതടങ്ങളായി മാറാതെയിരിട്ടെ. ബിന്ദുവിന്‌ ആസ്വാഭിമാനം തന്റെ കൃതികളിൽ തെളിഞ്ഞു നിൽക്കുന്നതിൽ വേണ്ടത്ര ശ്രദ്ധയുണ്ട്‌. ബിന്ദുവിന്റെ വരികൾ തന്നെ അതിന്‌ ’സാക്ഷ്യം‘ കുറിക്കുന്നു. സ്വന്തം പദങ്ങൾക്കൊണ്ട്‌ (കാലടികൊണ്ടന്നും വാക്കുകൾകൊണ്ടെന്നും പൊരുൾപൊരുത്തം ശ്രദ്ധിക്കുക) മണ്ണിന്റെ ആനന്ദലാളനമറിയൂ എന്നു പറയുന്ന ബിന്ദുവിന്‌ എന്റെ ഹൃദയംഗമമായ ആനന്ദത്തിന്റെ ഒരു പൂച്ചെണ്ട്‌ നല്‌കുന്നു. കൂടുതൽ ’പാകവിജ്ഞാനമാർജ്ജിച്ച്‌‘ സ്വന്തം മണ്ണിൽ കരുത്തുറ്റ വേരുകൾ കൊണ്ടുറച്ചുനിന്ന്‌ ആകാശത്തേക്ക്‌ ഊർദ്ധ്വബാഹുവായിനിന്ന്‌ ഉച്ചശ്രുതിയിൽ ഉദാരസ്വരത്തിൽ പാടുവാൻ ബിന്ദുവിന്‌ കഴിയട്ടെ. Next articleനിലപാടുകളിൽ അയവില്ലാത്ത സാമൂഹ്യചിന്തയുടെ സ്‌നിഗ്‌ദ്ധരേഖ അയനം – എ അയ്യപ്പൻ കവിതാ പുരസ്കാര സമർപ്പണം ഡി മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം SKSSF News മദ്‌റസാ അധ്യാപകര്‍ക്കായി ഒരു ദിനം' വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 'മദ്‌റസാ അധ്യാപകര്‍ക്കായി ഒരു ദിനം' വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തേഞ്ഞിപ്പലം ഉത്തമ തലമുറയെ വാര്‍ത്തെടുത്ത് മുസ്‌ലിം സമുദായത്തിന് സമര്‍പിക്കുന്ന സേവനത്തിലുള്ളവരാണ് മദ്‌റസാ മുഅല്ലിംകള്‍. ഒരു ലക്ഷത്തിലധികം മുഅല്ലിംകളാണ് ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ തൊണ്ണൂറ് ശതമാനവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകളിലാണ് സേവനം നിര്‍വ്വഹിക്കുന്നത്. ബോധന പാഠവമോ വേതന വ്യവസ്ഥകളോ ഇല്ലാതിരുന്ന ഈ സേവനസമൂഹത്തെ ശാസ്ത്രീയമായ ബോധനരൂപവും അധ്യാപന ശീലനവും നല്‍കി ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അവരെ പ്രാപ്തരാക്കി. മുഅല്ലിംകളുടെ വിജ്ഞാന, സാംസ്‌കാരിക, സാഹിത്യ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ക്ലാസുകളും കോഴ്‌സുകളും കലാസാഹിത്യ മേളകളും ഏര്‍പെടുത്തുകയും പ്രോത്സാഹനാര്‍ത്ഥം വിവിധതരം അലവന്‍സുകളും അവാര്‍ഡുകളും നടപ്പിലാക്കിയിട്ടുണ്ട്. ജീവിതച്ചെലവ് വര്‍ദ്ധിക്കുകയും വേതനം കാലോചിതം വര്‍ദ്ധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ മദ്‌റസാധ്യാപകര്‍ സേവനരംഗം മാറാന്‍ തുടങ്ങി. ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഅല്ലിം സമൂഹത്തെ സാമ്പത്തികമായ സഹായിക്കുന്നതിനായി പലതരം ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1975 മുതല്‍ കോഴ്‌സും സര്‍വ്വീസും പരിഗണിച്ച് 2500 രൂപ വരെ സര്‍വ്വീസ് ആനുകൂല്യവും 1978 മുതല്‍ മക്കളുടെ വിവാഹം, സ്വന്തം വീട്, ബന്ധപ്പെട്ടവരുടെ ചികിത്സ, മരണപ്പെട്ട മുഅല്ലിമിന്റെ കുടുംബ സംരക്ഷണം, മരണാനന്തര ക്രിയ തുടങ്ങിയവക്ക് നാലായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള സഹായവും, 1999 മുതല്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കി പിരിയുന്നവര്‍ക്ക് മാസാന്തം 600 രൂപ പെന്‍ഷന്‍, സര്‍വ്വീസില്ലാതെ സേവനം നിറുത്തുന്നവര്‍ക്ക് സമാശ്വാസമായി അവശസഹായം തുടങ്ങിയവ അതില്‍ ചിലതാണ്. കൂടാതെ സേവനരംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രസ്ഥാനത്തിന്റെ സുവര്‍ണജൂബിലി സമ്മേളന സ്മാരകോപഹാരമായി 50 മുഅല്ലിംകള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ പ്രഖ്യാപനം നടത്തുകയും അതില്‍ പകുതിയോളം വീടുകള്‍ പണി പൂര്‍ത്തിയാക്കി താമസം തുടങ്ങുകയും മറ്റുള്ളവ പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. മദ്‌റസാ, വിദ്യാര്‍ത്ഥി, അധ്യാപക ക്ഷേമ-ഉന്നമന പ്രവര്‍ത്തികള്‍ക്കും പദ്ധതികള്‍ക്കുമായി കോടിക്കണക്കിന് രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷാവര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഒരുദാഹരണം 2013-14 വര്‍ഷത്തില്‍ മുഅല്ലിം സര്‍വ്വീസ് ആനുകൂല്യം വകയില്‍ 44,54,800 രൂപ, ക്ഷേമനിധി ഇനത്തില്‍ 2,00,42,750 രൂപ, പെന്‍ഷന്‍ ഇനത്തില്‍ 34,70,500 രൂപ, മുഅല്ലിം മന്‍സില്‍ 66,00,000 രൂപ, വിവിധയിനം ഗ്രാന്റുകളായി 41,83,713 രൂപ, അധ്യാപക വിദ്യാര്‍ത്ഥികളുടെ അവാര്‍ഡ് ഇനത്തില്‍ 11,36,500 രൂപ എന്നിങ്ങനെ മൊത്തം 4,07,34,463 രൂപ ചെലവഴിക്കുകയുണ്ടായി. കൂടാതെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാന പുരോഗതി, കലാസാഹിത്യ ഉന്നമനം എന്നിവ ലക്ഷ്യമാക്കി കലാസാഹിത്യമേളകളും വിവിധതരം അവാര്‍ഡുകളും ഏര്‍പടുത്തിയിട്ടുണ്ട്. ഇതിനുപുറമെ മദ്‌റകളില്‍ ഉയര്‍ന്ന ക്ലാസുകള്‍ സ്ഥാപിക്കുന്നതിനായി സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി മദ്‌റകള്‍ക്ക് 1000, 1500 എന്നിവ ഗ്രാന്റും നല്‍കിവരുന്നു. ഇങ്ങനെ ഭീമമായ ഒരു തുക ചെലവഴിക്കാന്‍ കഴിഞ്ഞത് നല്ലവരും ദീനീസ്‌നേഹികളുമായ നമ്മുടെ രക്ഷിതാക്കളുടെ ഉദാരതയും പ്രസ്ഥാന തല്‍പരരും സമുദായസ്‌നേഹികളുമായ മദ്‌റസാ മാനേജിങ് കമ്മിറ്റികളുടെയും മുഅല്ലിംകളുടെയും സഹകരണവും മൂലമാണ്. ഇതില്‍ നല്ലൊരു പങ്കും പാവപ്പെട്ട മുഅല്ലിംകളുടെ ക്ഷേമം മുന്‍നിര്‍ത്തി 2011 മുതല്‍ ആചരിച്ചുവരുന്ന മുഅല്ലിം ദിനത്തോടനുബന്ധിച്ചുനടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് എന്നത് ഏറെ ചരിതാര്‍ത്ഥ്യകരവുമാണ്. ഈ വര്‍ഷത്തെ മുഅല്ലിം ദിനാചരണം, മഹല്ല് നേതൃയോഗം, പ്രാര്‍ത്ഥനാ സദസ്സ്, ഖബ്ര്‍സ്ഥാന്‍ കൂട്ടസിയാറത്ത്, മണ്‍മറഞ്ഞ മദ്‌റസാ മഹല്ല് നേതാക്കളെ അനുസ്മരിക്കല്‍, ജീവിച്ചിരിക്കുന്ന നേതാക്കളെയും സേവകരെയും ആദരിക്കല്‍, പഠനക്ലാസ്, ഖുര്‍ആന്‍ പാരായണം, വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദാ-മാലപ്പാട്ട് ആലാപന സദസ്സ് തുടങ്ങി ആകര്‍ഷകമായ പരിപാടികളോടെയാണ് ആചരിക്കുന്നത്. തുടര്‍ന്ന് തൊട്ടടുത്ത വെള്ളിയാഴ്ച അതത് മഹല്ല് ജുമുഅത്ത് പള്ളികള്‍, മദ്‌റസാ മഹല്ലുകള്‍, മറ്റു സഹൃദയര്‍ മുഖേന പാവപ്പെട്ട മുഅല്ലിംകളുടെ ക്ഷേമ സഹായ ഫണ്ടിലേക്ക് ധനസമാഹരണവും നടക്കുന്നു. മുഅല്ലി ഡെ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ (13-11-2014) 9 മണിക്ക് പാണക്കാട് വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുഅല്ലിംദിനം വന്‍ വിജയമാക്കണമെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനായി ബഹുജനങ്ങളെല്ലാം സഹകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനകൗണ്‍സില്‍ എക്‌സിക്യുട്ടീവ് അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം 5000 രൂപക്ക് ഒരാഴ്ച 1900 രൂപ പലിശ; സംസ്ഥാനത്ത് കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന മൊബൈൽ ആപ്പുകൾ സജീവം; ആപ്പുകളുടെ ഉടമ ഉത്തരേന്ത്യൻ സ്വദേശിയെന്ന് സൂചന Kerala Speaks 5000 രൂപക്ക് ഒരാഴ്ച 1900 രൂപ പലിശ; സംസ്ഥാനത്ത് കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന മൊബൈൽ ആപ്പുകൾ സജീവം; ആപ്പുകളുടെ ഉടമ ഉത്തരേന്ത്യൻ സ്വദേശിയെന്ന് സൂചന കോഴിക്കോട്: കൊവിഡിന്റെ മറവിൽ കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന മൊബൈൽ ആപ്പുകൾ സംസ്ഥാനത്ത് വ്യാപകം. തിരിച്ചടവ് മുടങ്ങിയാൽ വട്ടിപ്പലിശക്കാരായ ആപ്പുകാരിൽ നിന്ന് കടക്കാരന് ഭീഷണിയാണ് ഉണ്ടാകുക. ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി. 30 ശതമാനം പലിശയാണ് ഇത്തരം ആപ്പുകൾ ഈടാക്കുന്നത്. ഒരാഴ്ചയാണ് തിരിച്ചടവിനുള്ള കാലാവധി. 5000 രൂപയ്ക്ക് 1900 രൂപ പലിശ, കൃത്യമായി തിരിച്ചടച്ചാൽ ഘട്ടം ഘട്ടമായി കടം തരുന്ന തുകയും വർധിക്കും. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ ആദ്യം വാട്‌സ് ആപ്പ് മെസേജ്, പിന്നെ ഭീഷണി കോളും. കോൺടാക്റ്റ് ലിസ്റ്റിലേക്ക് മേസ്സേജുകളയച്ച് അപമാനിക്കുമെന്നാണ് ആദ്യ ഭീഷണി. പണം കടം ചോദിച്ച് കിട്ടാതായപ്പോൾ സുഹൃത്തുക്കൾ വഴിയാണ് ഉള്ളിയേരി സ്വദേശി മനോജ് ആപ്പ് പരിചയപ്പെട്ടത്.ആദ്യം ഒരാപ്പിൽ നിന്ന് പണം കടമെടുത്തു. തിരിച്ചടയ്ക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ കൂടുതൽ മാർവാഡി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ തുടങ്ങി. ഇപ്പോൾ 10 മാർവാഡി ആപ്പുകളിൽ നിന്ന് മനോജ് പണം കണ്ടെടുത്തിട്ടുണ്ട്. മിക്കവാറും ആപ്പുകളുടെ തിരിച്ചടവ് ഉത്തരേന്ത്യക്കാരനായ ഒരാളുടെ അക്കൗണ്ടിലേക്കാണ്. നിയമ വിധേയമല്ലാതെ പ്രവർത്തിക്കുന്ന ഈ ആപ്പുകൾ ചൂഷണം ചെയ്യുന്നത് മലയാളികളുടെ കൊവിഡ് കാല ദാരിദ്ര്യത്തെയും പട്ടിണിയുമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleപൊലീസും പെണ്‍കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റം; വനിത കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Next articleസ്ത്രീധനമാവശ്യപ്പെട്ട് വിവാഹം കഴിച്ചു; മൂന്നാം നാള്‍ മുതല്‍ ഭാര്യയെ പട്ടിണിക്കിട്ട് മര്‍ദ്ദനം; സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും പിതാവും അറസ്റ്റിൽ നാല് കോടിയുടെ മയക്കുമരുന്ന് കടത്ത്: കൂട്ട് വിദേശയിനം വേട്ടപ്പട്ടികള്‍, കൊച്ചിയിലേക്ക് മുമ്പും കടത്ത് സുധീരനും മുല്ലപ്പള്ളിക്കും വൈരാഗ്യ ബുദ്ധി; നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിയായി എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. നിലവില്‍ കേരള പൊലീസ് ട്രെയിനിങ് അക്കാദമി ഡയറക്ടറാണ്. 1990 കേഡല്‍ കേരള കേഡര്‍ ഐപിഎസ് ഓഫീസറായ ഷേക്ക് ദര്‍വേഷ് സാഹിബ് നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, ക്രൈം എഡിജിപി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleവാണിജ്യ പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഈ വര്‍ഷം കൂടിയത് 303 രൂപ Next articleവാരാന്ത്യ ലോക്ക്ഡൗണ്‍ ഗുണകരമല്ലെന്ന് വിലയിരുത്തല്‍: നാളെക്കഴിഞ്ഞ് സംസ്ഥാനത്ത് പുതിയ മാറ്റങ്ങൾ ഇങ്ങനെ UUKMA News കൺസർവേറ്റിവ് എംപി സർ ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് പോലീസ് UUKMA News കൺസർവേറ്റിവ് എംപി സർ ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് പോലീസ് UUKMA News പ്രിൻസി റോമിയുടെ പൊതുദർശനം ഇന്ന്; നാടൊന്നാകെ കണ്ണീരിൽ കുതിർന്ന അന്തിമോപചാരമർപ്പിക്കും; സംസ്കാരം നാളെ കെറ്ററിംഗിൽ വഖഫിലെ പി.എസ്.സി നിയമനം ഉടൻ നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത വിദേശത്ത് നിന്ന് യുകെയിലെത്തുന്നവർക്ക് ഇന്ന് മുതൽ പ്രീ ഡിപ്പാർച്ചർ ടെസ്റ്റുകൾ പ്രാബല്യത്തിൽ ഒമിക്രോൺ ആശങ്കയിൽ യുകെ; ഇംഗ്ലണ്ടിൽ ഒന്നിലധികം പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ; സ്ഥിരീകരിച്ച് ഹെൽത്ത് സെക്രട്ടറി സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് ബെർമിങ്ഹാമിലെ ഓർത്തഡോക്സ്‌ വിശ്വാസ സമൂഹത്തിന് അഭിമാനമുഹൂർത്തം; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയുടെ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ കൺസർവേറ്റിവ് എംപി സർ ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് പോലീസ് ലണ്ടൻ: കൺസർവേറ്റീവ് എംപി സർ ഡേവിഡ് അമേസിന്റെ കൊലപാതകം ഭീകരാക്രമണമായി പൊലീസ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എസ്സെക്സിലെ ലീ-ഓൺ-സീയിലാണ് മണ്ഡലത്തിലെ വോട്ടർമാരെ കാണുന്ന പരിപാടിക്കിടയിൽ സർ ഡേവിഡിന് കുത്തേറ്റത്. ഒന്നിലധികം തവണ കുത്തേറ്റ സർ ഡേവിഡ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന് ഇസ്ലാമിക തീവ്രവാദവുമായി ബന്ധമുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. സംഭവത്തിൽ 25-കാരനായ ബ്രിട്ടീഷ് പൗരത്വമുള്ളയാളെ സംഭവസ്ഥലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി, ഉദ്യോഗസ്ഥർ നിലവിൽ ലണ്ടൻ പ്രദേശത്തെ രണ്ട് വിലാസങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്ന് മെറ്റ് പോലീസ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് സേന വിശ്വസിക്കുന്നു, പക്ഷേ സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. പ്രതി സോമാലിയൻ വംശജനാണെന്നാണ് ലഭ്യമായ വിവരങ്ങൾ. എസെക്സ് പോലീസിന്റെയും ഈസ്റ്റേൺ റീജിയൻ സ്പെഷ്യലിസ്റ്റ് ഓപ്പറേഷൻസ് യൂണിറ്റിന്റെയും (ERSOU) സഹകരണത്തോടെ തീവ്രവാദ വിരുദ്ധ കമാൻഡ് അന്വേഷണത്തിന് നേതൃത്വം നൽകുന്നുവെന്ന് മെറ്റ് പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം, എംപിമാരുടെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എല്ലാ പോലീസ് സേനകളോടും ആവശ്യപ്പെട്ടു. ഈ കൊലപാതകം ജനാധിപത്യത്തിനെതിരായ വിവേകശൂന്യമായ ആക്രമണമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. 1983 മുതൽ സർ ഡേവിഡ് എംപിയായിരുന്നു, വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ എംപിയാണ് സർ ഡേവിഡ്. 2016 ൽ ലേബർ എംപി ജോ കോക്സ് കൊല്ലപ്പെട്ടിരുന്നു. പ്രിൻസി റോമിയുടെ പൊതുദർശനം ഇന്ന്; നാടൊന്നാകെ കണ്ണീരിൽ കുതിർന്ന അന്തിമോപചാരമർപ്പിക്കും; സംസ്കാരം നാളെ കെറ്ററിംഗ് ഡിസംബർ രണ്ടിന് മരണം വഴി വേർപിരിഞ്ഞ ചങ്ങനാശേരി കുരിശുംമൂട് പാറേൽ പള്ളി ഇടവകാംഗവും മുല്ല വഖഫിലെ പി.എസ്.സി നിയമനം ഉടൻ നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. എല്ലാ സംഘടനകളുമായി വിദേശത്ത് നിന്ന് യുകെയിലെത്തുന്നവർക്ക് ഇന്ന് മുതൽ പ്രീ ഡിപ്പാർച്ചർ ടെസ്റ്റുകൾ പ്രാബല്യത്തിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ നിയമങ്ങൾ പ്രകാരം ഒമിക്രോൺ ആശങ്കയിൽ യുകെ; ഇംഗ്ലണ്ടിൽ ഒന്നിലധികം പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ; സ്ഥിരീകരിച്ച് ലണ്ടൻ: ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശങ്ങളിൽ ഒമൈക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാൻസ് ലണ്ടൻ: കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച് ദിവസങ്ങൾക്കിടെ 45 രാജ്യങ്ങളി സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില് ബെർമിങ്ഹാമിലെ ഓർത്തഡോക്സ്‌ വിശ്വാസ സമൂഹത്തിന് അഭിമാനമുഹൂർത്തം; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള് ജോർജ്‌ മാത്യു (പി.ആർ.ഓ, സെന്റ് സ്റ്റീഫൻസ് ഐഒസി ബിർമിങ്ഹാം) ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളി ഇന്ത്യ റഷ്യ ഉച്ചകോടി; വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി. ഹൈദരാബാദ് ഹൗസ ലോലശതാവരി – കേരളപ്പിറവിക്ക്‌ മലയാള നാടിന് സമ്മാനമായി യു കെ മലയാളികളുടെ പ്രിയ ഗായിക ടെസ്സ ജോണിൻ്റെ ഗാനസമർപ്പണം റിലീസ് ചെയ്തു…. ഇന്ത്യയുമായി വീണ്ടും ചർച്ചക്ക് തയാർ –ചൈന വഖഫിലെ പി.എസ്.സി നിയമനം ഉടൻ നടപ്പാക്കില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സമസ്ത വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സമസ്ത. എല്ലാ സംഘടനകളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശങ്ക പൂർണ്ണമായി മാറിയില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് ആലിക്കുട്ടി മുസ്‌ലിയാർ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട ബെർമിങ്ഹാമിലെ ഓർത്തഡോക്സ്‌ വിശ്വാസ സമൂഹത്തിന് അഭിമാനമുഹൂർത്തം; സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ പള്ളിയുടെ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ…. ജോർജ്‌ മാത്യു (പി.ആർ.ഓ, സെന്റ് സ്റ്റീഫൻസ് ഐഒസി ബിർമിങ്ഹാം) ബിർമിങ്ഹാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ്‌ വിശ്വാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10,11 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു. കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും, യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് 6 ന് തലസ്ഥാനത്ത് കോടികളുടെ സഹകരണ സംഘം തട്ടിപ്പ് തിരുവനന്തപുരം: ഉന്നതരുടെ അറിവോടും ഒത്താശയോടുംകൂടി തലസ്ഥാനത്ത് കോടികളുടെ സഹകരണ സംഘം തട്ടിപ്പ്. തിരുവനന്തപുരം തകരപ്പറമ്പ് കൊച്ചാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് സഹകരണ സംഘത്തിലാണ് നാലരക്കോടിയുടെ വെട്ടിപ്പ് നടന്നത്. സംഘം ഓണററി സെക്രട്ടറി ലേഖ പി. നായരും ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 2020ൽ സഹകരണസംഘം അസി. രജിസ്ട്രാർ (ജനറൽ) അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന് നൽകിയിട്ടും ഇതുവരെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ വകുപ്പോ പൊലീസോ തയാറായിട്ടില്ല. പണം തിരികെ ലഭിക്കാനും കുറ്റക്കാർക്കെതിരെ നാഗാലാൻഡ് വെടിവെപ്പ്: രോഷാകുലരായ ജനക്കൂട്ടം സൈനിക ക്യാമ്പ് തകർത്തു കൊഹിമ: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മോൺ കൊഹിമയിലെ കൊന്യാക് യൂനിയൻ ഓഫീസും അസം റൈഫിൾസ് ക്യാമ്പും ജനക്കൂട്ടം തകർത്തു. ഞായറാഴ്ച വൈകീട്ടാണ് രോഷാകുലരായ നാട്ടുകാർ പ്രതിഷേധിച്ചത്. അക്രമത്തെ കുറിച്ചുള്ള കൂടുതൽ വിവരം അറിവായിട്ടില്ല. ജില്ലയിൽ ഇൻറർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയെങ്കിലും അക്രമണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് നാഗാലാൻഡ് മോൺ ജില്ലയിലെ ഓട്ടിങ് യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണം – യുക്മ / യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണം – യുക്മ അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ലണ്ടൻ യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഭാരത സർക്കാരിനും, കേരള സർക്കാരിനുമാണ് സമർപ്പിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ടവിയ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, യുകെയിലെ ഹൈക്കമ്മീഷണർ എന്നിവർക്കാണ് നിവേദനങ്ങൾ യുക്മ ദേശീയ കലാമേള – 2021 മത്സരാർത്ഥികൾക്ക് നാളെ വരെ രജിസ്റ്റർ ചെയ്യുവാൻ അവസരം…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച… യുക്മ ദേശീയ കലാമേള – 2021 മത്സരാർത്ഥികൾക്ക് നാളെ വരെ രജിസ്റ്റർ ചെയ്യുവാൻ അവസരം…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച…. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ഡിസംബറിൽ നടക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടിയത് നാളെ (28/11/21) അവസാനിക്കാനിരിക്കെ കഴിഞ്ഞ വർഷത്തേക്കാൾ മത്സാർത്ഥികൾ ഇതിനകം കലാമേളയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. യുക്മ ദേശീയ കലാമേള 2021-ൽ രജിസ്റ്റർ ചെയ്യുവാൻ ഒരു ദിവസം കൂടി അവശേഷിച്ചിരിക്കെ നാളെ നവംബർ 28 ഞായറാഴ്ച രാത്രി യുക്മ ദേശീയ കലാമേള – 2021; അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച… യുക്മ ദേശീയ കലാമേള – 2021; അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച….. അലക്സ് വർഗ്ഗീസ്(യുക്മ ദേശീയ ജനറൽ സെക്രട്ടറി)പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിൻ പ്രകാരം യുക്മ ദേശീയ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ നവംബർ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു, പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…… / പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…… അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ രണ്ട് നാൾ കൂടി അവശേഷിച്ചിരിക്കേ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരാർത്ഥികൾ മത്സരിക്കുന്ന ഇനങ്ങളുടെ പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…. ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന കാലം / പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…. ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന കാലം അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ രണഭേരി ഉയരുമ്പോൾ, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം വീണ്ടും ഒരുങ്ങുകയാണ്. യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ… നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ…. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) 2021-ൽ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. മുൻ വർഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു ജീവിതത്തിലായാലും സാഹിത്യത്തിലായാലും രാഷ്‌ട്രീയത്തിലായാലും നമ്മുടെ നാട്ടിലെ സ്‌ത്രീകള്‍ ഇന്നും രണ്ടാംകിടക്കാരാണ്, കീഴാളരാണ്. അവരെന്നും പിന്‍നിരയിലായിരിക്കണമെന്നാഗ്രഹിക്കുന്ന പുരുഷന്മാരാണ് ഇന്നും ഭൂരിപക്ഷക്കാര്‍ എന്നത് ലജ്ജാകരമായ സത്യം. അതുകൊണ്ടാണല്ലോ പാര്‍ലമെന്റില്‍ സ്‌ത്രീകള്‍ക്ക് അമ്പതുശതമാനം സംവരണം ഇപ്പോഴും നീണ്ടുപോകുന്നത്. ക്രിയാത്മകമായ കാര്യങ്ങളില്‍പ്പോലും സഹകരിക്കാതെ, പാര്‍ലമെന്റ് ബഹിഷ്‌ക്കരിക്കുകയും തമ്മില്‍ പൊരുതുകയും ചെയ്യുന്ന രാഷ്‌ട്രീയ കക്ഷികള്‍ ഇത്തരം കാര്യങ്ങളില്‍ ഒറ്റക്കെട്ടാവുന്നത് സ്‌ത്രീകളെ ആശങ്കാകുലരും അസ്വസ്ഥരുമാക്കുന്നു. കക്ഷിഭേദമെന്യേ എല്ലാ പാര്‍ടിക്കാരും ഒത്തൊരുമിച്ച് അനുകൂലിക്കുന്ന അപൂര്‍വം ചില സംഗതികളേ പാര്‍ലമെന്റിലും അസബ്ളിയിലും സംഭവിക്കാറുള്ളൂ. അംഗങ്ങളുടെ ശമ്പളവര്‍ധനവും സ്‌ത്രീകളുടെ അമ്പത് ശതമാനം സംവരണത്തെ എതിര്‍ത്ത് തോല്‍പ്പിക്കലും. ജനസേവനം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം കുറഞ്ഞതാണ് ഇന്നത്തെ രാഷ്‌ട്രീയാരക്ഷിതാവസ്ഥക്ക് കാരണമെന്ന സാധാരണക്കാരുടെ ധാരണ തിരുത്തിക്കുറിക്കേണ്ടത് ഇവിടത്തെ രാഷ്‌ട്രീയപ്രവര്‍ത്തകരുടെ ബാധ്യത മാത്രമല്ല കടമ കൂടിയാണ്. എനിക്ക് ഒരു രാഷ്‌ട്രീയകക്ഷിയോടും വലിയ മമതയില്ല. എന്നല്ല, എല്ലാവരോടും പരാതികളേറെയുണ്ടുതാനും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഞങ്ങളെപ്പോലുള്ളവരുടെ കുടുംബബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഇടയ്‌ക്കിടെയുള്ള ബന്ദോ ഹര്‍ത്താലോ ഇതിനൊരു പരിഹാരമാര്‍ഗമാണെന്ന് ജനം വിശ്വസിക്കുന്നില്ല. അക്രമം ഭയന്ന് മാത്രമാണ് ജനം ബന്ദ് ദിവസങ്ങളില്‍ വീട്ടിലിരിക്കുന്നത്. ജനജീവിതം സുഗമമാക്കുകയും അവരോട് നീതിപാലിക്കുകയും അഴിമതിക്ക് എതിരു നില്‍ക്കുകയും ചെയ്യുന്നവര്‍ ഏത് കക്ഷിക്കാരായാലും അവരെ അനുകൂലിക്കുക എന്നതാണ് ഞങ്ങളെപ്പോലുള്ളവരുടെ രാഷ്‌ട്രീയനയം. വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് മുസ്ളിംലീഗ് നേതാക്കള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്ന പെരുമാറ്റച്ചട്ടത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാനാണ് 'ദേശാഭിമാനി' എന്നോടാവശ്യപ്പെട്ടത്. അതിനുമുമ്പ് ഇന്നത്തെ രാഷ്‌ട്രീയ അപചയങ്ങളെക്കുറിച്ചുള്ള എന്റെ നയം വ്യക്തമാക്കണമെന്നു തോന്നിയതുകൊണ്ടാണ് മുഖവുരയായി ചിലത് പറഞ്ഞത്. പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളെ തേജോവധം ചെയ്യുക എന്നത് നമ്മുടെ നാട്ടില്‍ പണ്ടുമുതലേയുള്ള രീതിയാണ്. സാഹിത്യ രാഷ്‌ട്രീയ സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക് കുടുംബവും പൊതുപ്രവര്‍ത്തനവും ഒത്തുകൊണ്ടുപോവുക എന്നത് ശ്രമകരമായ പ്രവൃത്തിയാണ്. ത്യാഗങ്ങള്‍ ഏറെ സഹിക്കേണ്ടിയും വരുന്നു. എഴുത്തുകാരികളുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുകയും അവരുടെ കഥാപാത്രങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും അവരുടേതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന വായനക്കാരും നിരൂപകരും ഇന്നും കേരളത്തില്‍ ധാരാളമുണ്ട്. രാഷ്‌ട്രീയരംഗത്തെയും സ്ഥിതി മറിച്ചല്ലെന്നാണ് അനുഭവസ്ഥരുമായുള്ള ഇടപെടലുകളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. മിക്ക രാഷ്‌ട്രീയപാര്‍ടികള്‍ക്കും അവരുടെ വനിതാഘടകങ്ങള്‍ അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. പഞ്ചായത്തുതലങ്ങളില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം വന്നതോടെയാണ് അതുവരെ വീട്ടിനകത്ത് ജീവിതം തളച്ചിടേണ്ടിവന്ന ഗ്രാമീണ വനിതകള്‍ക്ക് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. സംവരണ സീറ്റുകളില്‍ സ്‌ത്രീകളെ മത്സരിപ്പിക്കാതെ നിവൃത്തിയില്ലെന്നു വന്നപ്പോള്‍ മാത്രമാണ് പല രാഷ്‌ട്രീയ സംഘടനകളും സ്‌ത്രീകളെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അധികാരമോഹംകൊണ്ട് മാത്രമാണ് മിക്ക രാഷ്‌ട്രീയകക്ഷികളും ഇങ്ങനെയൊരു സാഹസത്തിന് തുനിഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സ്‌ത്രീകളില്‍ പലര്‍ക്കും മികച്ച ഭരണകര്‍ത്താക്കളും സാമൂഹ്യപ്രവര്‍ത്തകരുമാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നു എന്നാണ് പത്രവാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. അതോടെയാണ് പുരുഷന്മാരുടെ ഈഗോ സ്‌ത്രീകളുടെ നേരെ പടയ്‌ക്കിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ത്രിതല പഞ്ചായത്ത് ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് ലഭിച്ച വലിയ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം സ്‌ത്രീകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സ്‌ത്രീശാക്തീകരണം സാധ്യമായതോടെ കേരളത്തിലെ ഉള്‍നാടുകളിലെ സാധാരണക്കാരായ ഒരു വലിയ വിഭാഗം സ്‌ത്രീകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ സ്‌ത്രീമനസ്സുകളില്‍ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാനും സാധിച്ചു. ഇതിനെ തുരങ്കംവെക്കാനുള്ള പ്രവൃത്തികളെ സ്‌ത്രീസംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച പല സംഭവങ്ങളും പത്രവാര്‍ത്തകളിലൂടെ നമ്മളിലെത്തുകയും ചെയ്‌തിട്ടുണ്ട്. ജനസമ്പര്‍ക്കം കൂടുതലുള്ളവരാണ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് പ്രതിനിധികള്‍. പാര്‍ലമെന്റ്, അസംബ്ളി പ്രതിനിധികളേക്കാള്‍ ജനബന്ധവും ഇവര്‍ക്കാണുള്ളത്, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്കിടയില്‍. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനുംഅതിന് പരിഹാരം കണ്ടെത്താനും വനിതാ പ്രതിനിധികള്‍ക്ക് സാധിക്കും. വ്യാജവാറ്റ്, മദ്യവില്‍പ്പന തുടങ്ങിയ മേഖലകളില്‍പ്പോലും പ്രവര്‍ത്തിക്കാന്‍ സ്‌ത്രീകളെ നിര്‍ബന്ധിതരാക്കുന്നു. ഇതിനെതിരെ ജാഗ്രതാസമിതികള്‍ രൂപീകരിച്ചും ബോധവല്‍ക്കരണം നടത്തിയും പല സ്‌ത്രീസംഘടനകളും മാതൃക കാണിച്ചിട്ടുണ്ട്. കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ പദ്ധതികള്‍ ഗ്രാമീണസ്‌ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‌തരാക്കുക മാത്രമല്ല സാമൂഹ്യജീവിതത്തില്‍ ഗൌരവമായി ഇടപെടാനും അതുവഴി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിക്കാനും അവസരം സൃഷ്‌ടിച്ചു. അന്യായങ്ങള്‍ക്കെതിരെ കമാന്ന് മിണ്ടാതിരുന്നവര്‍ അനീതിയെ എതിര്‍ക്കുകയും സ്വന്തം ആവശ്യങ്ങള്‍ സാധിച്ചുകിട്ടാന്‍ പടയ്‌ക്കിറങ്ങുകയും ചെയ്‌തതോടെ അവരെ അപവാദപ്രചാരണങ്ങളില്‍ കുടുക്കി മനോവീര്യം നശിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ നടന്നുവരുന്നു എന്നത് സത്യമാണ്. ഇത്തരം സങ്കുചിതവും ഇടുങ്ങിയതുമായ ചിന്താഗതികള്‍ പഞ്ചായത്ത് ഭരണത്തില്‍ സൃഷ്‌ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ എപ്പോഴും പ്രധാനമായി ബാധിക്കുക സ്‌ത്രീകളുടെ അധികാരത്തെയായിരിക്കും. പഞ്ചായത്ത് തലങ്ങളില്‍ മത്സരരംഗത്തിറങ്ങിയവരില്‍ പലരും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരും ഭരണരംഗത്ത് പ്രവര്‍ത്തിച്ച് ശീലമില്ലാത്തവരുമായിരുന്നു. വീട്ടിനുള്ളില്‍മാത്രം ഒതുങ്ങിനിന്നവര്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ചില പാളിച്ചകള്‍ സ്വാഭാവികം. അത് പെരുപ്പിച്ച് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പൊതുരംഗത്ത് നിന്ന് അകറ്റാന്‍ ശ്രമിക്കുന്നത് നീതികേടാണ്. സ്‌ത്രീയായാലും പുരുഷനായാലും അവരവരുടെ ജീവിതത്തില്‍ പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കേണ്ടത് അവരവര്‍ തന്നെയാണ്. അല്ലാതെ പാര്‍ടികളോ സംഘടനകളോ അല്ല. സ്‌ത്രീയെ ഇന്നും വെറുമൊരു ഭോഗവസ്‌തു മാത്രമായി കാണുന്നതുകൊണ്ടാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ പെരുമാറ്റച്ചട്ടങ്ങളും ഡ്രസ്‌കോഡുകളും സ്‌ത്രീകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. വസ്‌ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. സ്‌ത്രീയുടെയും പുരുഷന്റെയും വസ്‌ത്രധാരണം സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതത് നാടുകളിലെ കാലാവസ്ഥക്ക് അനുയോജ്യമായ വേഷവിധാനങ്ങളാണ് പണ്ടുമുതലേ നിലവിലുള്ളത്. വേഷധാരണം മതത്തിന്റെ അടയാളമായതോടെയാണ് മനുഷ്യമനസ്സുകള്‍ തമ്മില്‍ അകലാന്‍ തുടങ്ങിയത്. സ്‌ത്രീകള്‍ അണിഞ്ഞൊരുങ്ങുന്നതും വേഷം ധരിക്കുന്നതും പുരുഷനെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എന്ന അബദ്ധധാരണ തിരുത്തിക്കുറിക്കേണ്ടത് സ്‌ത്രീകള്‍ തന്നെയാണ്. സ്വന്തം ശരീരസൌന്ദര്യം തേച്ചുമിനുക്കി സൂക്ഷിച്ച് പുരുഷനെ വശീകരിക്കുകയല്ല സ്‌ത്രീയുടെ പാരമമായ ധര്‍മം. പുരുഷനെന്നപോലെ സ്‌ത്രീക്കും വീടിനോടും നാടിനോടും സമൂഹത്തോടും ബാധ്യതകളും കടപ്പാടുകളുമുണ്ട്. ഇന്ന് പുരുഷനെപ്പോലെത്തന്നെ സ്‌ത്രീക്കും പുറത്തിറങ്ങി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. അങ്ങനെ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ ഏതെങ്കിലും പാര്‍ടിയോ സംഘടനയോഅനുശാസിക്കുന്ന രീതിയില്‍ വേഷം ധരിക്കണമെന്ന് ശഠിക്കുന്നത് അഭിലഷണീയമല്ല. സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഏത് മതവിഭാഗത്തില്‍പ്പെട്ടവരായാലും മാന്യമായ വേഷധാരണം തന്നെയാണ് ഉത്തമം. ഇന്നത്തെ യുവതലമുറയില്‍പ്പെട്ട പെണ്‍കുട്ടികളുടെ മാത്രമല്ല ആണ്‍കുട്ടികളുടെയും വേഷം മാതാപിതാക്കളുടെ ഉറക്കംകെടുത്തുന്നതാണ്. സ്വന്തം ശരീരം വില്‍പ്പനച്ചരക്കാണ് എന്ന മട്ടിലാണ് പല പെണ്‍കുട്ടികളും വസ്‌ത്രം ധരിക്കുന്നത്. സ്വന്തം നഗ്നത വെളിപ്പെടുത്താതെയുള്ള വസ്‌ത്രധാരണമാണ് മാന്യമായ വേഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന മതത്തില്‍പ്പെട്ടവര്‍ ഇന്ന വേഷം ധരിക്കണമെന്ന് ശഠിക്കുന്നത് ശരിയായ രീതിയല്ല. അസമയങ്ങളില്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍മാനസികമായും ശാരീരികമായും എമ്പാടും പീഡനങ്ങള്‍ നേരിടേണ്ടിവരുന്നു എന്നുള്ളത് നഗ്നസത്യമാണ്. അതുകൊണ്ട് സ്‌ത്രീകള്‍ അസമയങ്ങളില്‍ പ്രവര്‍ത്തനരംഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുന്നത് സ്‌ത്രീസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ജീവിക്കാന്‍വേണ്ടി രാപ്പകല്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ സ്‌ത്രീകള്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യുന്നത്. അത്തരം സ്‌ത്രീകളെ സംരക്ഷിക്കുകയും അവര്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നതിന് പകരം അവര്‍ വഴിതെറ്റിപ്പോകുമെന്ന് ഭയന്ന് അസമയങ്ങളില്‍ പുറത്തിറങ്ങി പ്രവര്‍ത്തിക്കരുത് എന്ന് അനുശാസിക്കുന്നത് ഭീരുത്വമാണ്. കാലാകാലമായി പൊതുസമൂഹത്തിന്റെ പിന്നാമ്പുറത്തുനിന്ന സ്‌ത്രീസമൂഹം മറ്റു മേഖലകളിലെന്നപോലെ ഭരണരംഗത്തും മുന്നേറുമ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തേണ്ട രാഷ്‌ട്രീയകക്ഷികള്‍ അവരെ നിരുത്സാഹപ്പെടുത്തുന്നത് ശരിയായ രീതിയല്ല. കേരളത്തിലെ ഗ്രാമീണസ്‌ത്രീകള്‍ ഇന്ന് ഉണര്‍വിന്റെ ലോകത്താണ്. പൊതുപ്രവര്‍ത്തനവും കുടുംബജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള തത്രപ്പാടിനിടയില്‍ പരിചയക്കുറവുമൂലം ചിലര്‍ക്ക് ചില പാളിച്ചകള്‍ വന്നിട്ടുണ്ടാകാം. ഒരു ചെറിയ വിഭാഗത്തിന് സംഭവിച്ച പാളിച്ചകള്‍ പെരുപ്പിച്ച് വലിയൊരു വിഭാഗത്തെ ബലിയാടാക്കുന്നത് നീതീകരിക്കാനാവില്ല. വീടിന്റെ, സമൂഹത്തിന്റെ, നാടിന്റെ ഉത്തരവാദിത്തം സ്‌ത്രീയും പുരുഷനും കൂട്ടായി ഏറ്റെടുക്കണം; പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ പരസ്‌പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന യുവജനതയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. ബി എം സുഹറ, കടപ്പാട് ദേശാഭിമാനി വാരിക Labels: രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, സമൂഹം, സ്ത്രീ ത്രിതല പഞ്ചായത്ത് ഭരണത്തില്‍ സ്‌ത്രീകള്‍ക്ക് ലഭിച്ച വലിയ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം സ്‌ത്രീകളുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. സ്‌ത്രീശാക്തീകരണം സാധ്യമായതോടെ കേരളത്തിലെ ഉള്‍നാടുകളിലെ സാധാരണക്കാരായ ഒരു വലിയ വിഭാഗം സ്‌ത്രീകളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അങ്ങനെ സ്‌ത്രീമനസ്സുകളില്‍ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാനും സാധിച്ചു. ഇതിനെ തുരങ്കംവെക്കാനുള്ള പ്രവൃത്തികളെ സ്‌ത്രീസംഘടനകള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിച്ച പല സംഭവങ്ങളും പത്രവാര്‍ത്തകളിലൂടെ നമ്മളിലെത്തുകയും ചെയ്‌തിട്ടുണ്ട്. മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. യു.പി.എ. സര്‍ക്കാരിന്റെ നയങ്ങള്‍ നവ ഉദാരവത്ക്കരണ പ ജീവന്റെ നിര്‍മ്മിതി ചില ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഭാവുകത്വ പരിണാമവും മുസ്ളിം പ്രതിനിധാനവും മലയാള സ എം പിമാരുടെ ശമ്പള വര്‍ധനയ്‌ക്ക് നീതീകരണമില്ല നവ ലിബറാലിസവും മതനിരപേക്ഷതയും ഇന്ത്യയിലെ ഇടതുപക്ഷത രാധയും സുധയും രണ്ട് പെണ്‍മക്കള്‍ പിതാക്കളെ കാണുന്നു 'കള്ളനെ കണ്ടുവോക്കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ ന ഇ എം എസും സ്‌ത്രീസമത്വത്തിന്റെ രാഷ്‌ട്രീയവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും എയിഡഡ് സ്‌കൂള്‍ അ 'ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു കർണാടക സർക്കാരിനെതിരെ കാത്തലിക് ബിഷപ്പ് കൗൺസിൽ catholic bishops council against the government of karnataka 'ക്രൈസ്തവരെ ഭീതിയിലാഴ്ത്തുന്നു കർണാടക സർക്കാരിനെതിരെ കാത്തലിക് ബിഷപ്പ് കൗൺസിൽ കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ബംഗളൂരു: കർണാടക സർക്കാർ (Karnataka) ക്രൈസ്തവരെ (Christians) ഭീതിയിലാഴ്ത്തുകയാണെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ (Catholic bishop council സർക്കാർ അനാവശ്യ സർവ്വേ നടത്തുന്നു. മതസൗഹാർദ്ദം തകർക്കാൻ മാത്രമേ ഈ നീക്കം സഹായിക്കൂ എന്നും ബംഗളൂരു (Bengaluru) ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു. കർണാടകയിൽ ക്രൈസ്തവരുടെ ജനസംഖ്യ വർധിച്ചിട്ടില്ല. ക്രൈസ്തവർ ആരെയും നിർബന്ധിച്ച് മതംമാറ്റുന്നില്ല. സഭകളുടെ കണക്കെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ക്രൈസ്തവർ ആശങ്കയിലും ഭീതിയിലുമാണ്. ക്രൈസ്തവരുടെ സമാധാനം തകർക്കരുത്. സർക്കാർ സർവ്വേ അവസാനിപ്പിക്കണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. മതപരിവര്‍ത്തന നിരോധന ബില്ലുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. ക്രിസ്ത്യൻ പള്ളികളില്‍ ഇന്നലെ വീണ്ടും ബജറംഗ്ദള്‍ പ്രതിഷേധം ഉണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് പള്ളികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളുടെ സര്‍വ്വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹുബ്ലിയിലെയും മംഗ്ലൂരുവിലെയും പള്ളികളിലാണ് രാവിലെ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പള്ളികള്‍ക്ക് മുന്നില്‍ പ്രതിഷേധം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു.നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പും സാമ്പത്തിക സ്രോതസ്സും പൊലീസ് പരിശോധിച്ച് തുടങ്ങി. സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധങ്ങളിലും എതിര്‍പ്പ് അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. Farmers Protest അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്രം, കർഷക സമരം പിൻവലിക്കുമോ? തീരുമാനം നാളെ Jnanpith Awards നീൽമണി ഫൂക്കനും ദാമോദർ മോസോയ്ക്കും ജ്ഞാനപീഠപുരസ്കാരം Farm Laws കർഷകരുടെ മരണം കണക്കില്ലെന്നാണ് മന്ത്രി പറയുന്നത്, ഇതാ കണക്കുകൾ, നടപടിയെടുക്കൂ ലോക്സഭയിൽ രാഹുൽ Nagaland Firing: നാഗാലാ‌ൻഡ് വെടിവെപ്പ്;കേന്ദ്രത്തിന് മുന്നിൽ അഞ്ച് ആവശ്യങ്ങൾ മുന്നോട്ട് വെച്ച് കൊന്യാക് യൂണിയൻ National Award ഡോ. മംഗളം സ്വാമിനാഥൻ ദേശീയ പുരസ്കാര വിതരണം; മുബാറക്ക് നിസ മികച്ച ചിത്രകലാകാരി INDvNZ വിരാട് കോലിയുടെ വിവാദ വിക്കറ്റ്; അഭിപ്രായം വ്യക്തമാക്കി ഇന്‍സമാം ഉള്‍ ഹഖും ബ്രാഡ് ഹോഗും Viral Video കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ മുടിയില്‍ തീ പിടിച്ചു; വീഡിയോ UAE New Weekend യുഎഇയിലെ വാരാന്ത്യ അവധി മാറ്റം അധികൃതര്‍ നിഷേധിച്ചോ? സോഷ്യല്‍ മീഡിയ പ്രചരണത്തിലെ സത്യമെന്ത്? Rape ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 7 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ Citroen C5 Aircross രണ്ടുമാസത്തിനിടെ രണ്ടാം തവണയും വില കൂട്ടി ഈ വണ്ടിക്കമ്പനി Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍, കാണാം അമേരിക്ക ഈ ആഴ്ച ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു അന്ന് പെലെയെക്കുറിച്ച് ബ്രിട്ടോ ഇങ്ങനെ പറഞ്ഞു ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാകും Pele and the immortalize legacy of santos അന്ന് പെലെയെക്കുറിച്ച് ബ്രിട്ടോ ഇങ്ങനെ പറഞ്ഞു ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാകും' പെലെയുടെ വരവിന് സാന്റോസ് കടപ്പെട്ടിരിക്കുന്നത് വാള്‍ഡെമാര്‍ ഡി ബ്രിട്ടോ എന്ന ബ്രസീലിയന്‍ താരത്തോടാണ് ഏറെ പുരാതനമായ ഒരു ഫുട്ബോള്‍ ക്ലബ്ബാണ് സാന്റോസ്. 1912 ഏപ്രില്‍ 14-നായിരുന്നു ക്ലബ്ബിന്റെ പിറവി. റയ്മുണ്‍ഡോ മാര്‍ക്വസ്, മാരിയോ ഫെറെസ് ഡെ കാംപോസ്, അര്‍ജെമിറോ സൗസ എന്നീ മൂന്ന് ഫുട്ബോള്‍ ഭ്രാന്തന്മാരുടെ കളിഭ്രമമാണ് സാന്റോസ് ക്ലബ്ബിന്റെ ജനനത്തിന് വഴിവെച്ചത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം 1935-ലാണ് സാന്റോസ് ആദ്യമായി സാവോ പൗലോ പ്രീമിയര്‍ സ്റ്റേറ്റ് ലീഗ് ജേതാക്കളാകുന്നത്. 1956-ലാണ് സാന്റോസിന്റെ തലവര മാറുന്നത്. പെലെ സാന്റോസിന്റെ ഭാഗമാകുന്നത് ആ വര്‍ഷമായിരുന്നു. പെലെയുടെ വരവിന് സാന്റോസ് കടപ്പെട്ടിരിക്കുന്നത് വാള്‍ഡെമാര്‍ ഡി ബ്രിട്ടോ എന്ന ബ്രസീലിയന്‍ താരത്തോടാണ്. അദ്ദേഹമാണ് പെലെയെ കണ്ടെത്തുന്നതും സാന്റോസിലെത്തിക്കുന്നതും. അന്ന് തുച്ഛമായ ശമ്പളമായിരുന്നു ക്ലബ്ബ് പെലെയ്ക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്നത്തെ ആ 15 വയസുകാരനെ സാന്റോസ് ക്ലബ്ബ് ഡയറക്ടര്‍ക്ക് ബ്രിട്ടോ പരിചയപ്പെടുത്തിയത് ഇങ്ങനെയായിരുന്നു ഇവന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമാകും 1956 സെപ്റ്റംബറിലാണ് കുഞ്ഞു പെലെ സാന്റോസിനായി ആദ്യമായി കളത്തിലിറങ്ങുന്നത്. കൊറിന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലു ഗോളുകളോടെ തിളങ്ങിയ പെലെ പെട്ടെന്നു തന്നെ സാന്റോസിന്റെയും ആരാധകരുടെയും പ്രിയപ്പെട്ടവനായി മാറി. ആ സീസണില്‍ സാന്റോസ് ലീഗ് ജേതാക്കളാകുക കൂടി ചെയ്തതോടെ പെലെ പേരെടുക്കാന്‍ തുടങ്ങി. ആ സീസണില്‍ പെലെ അടിച്ചുകൂട്ടിയത് 17 ഗോളുകളായിരുന്നു. 16-ാം വയസില്‍ ലീഗിലെ ടോപ് സ്‌കോറര്‍ പട്ടം പെലെ സ്വന്തമാക്കി. പെലെ എത്തിയതോടെ സാന്റോസിന്റെ രാശിയും തെളിഞ്ഞു. പെലെ കളിച്ച 18 സീസണുകളിലായി 10 ലീഗ് കിരീടങ്ങളാണ് സാന്റോസ് സ്വന്തമാക്കിയത്. 1958, 1960, 1961, 1962, 1964, 1965, 1967, 1968, 1969, 1973 എന്നീ വര്‍ഷങ്ങളിലായിരുന്നു ആ നേട്ടങ്ങള്‍. സാന്റോസിനായി കളിക്കാനിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ പെലെയെ തേടി ദേശീയ ടീമില്‍ നിന്നുള്ള വിളിയെത്തി. 1958, 1962 ലോകകപ്പുകളില്‍ ബ്രസീല്‍ ജേതാക്കളായതോടെ പെലെ ഫുട്ബോളിലെ താരത്തിളക്കമായി തീര്‍ന്നു. റയല്‍ മാഡ്രിഡ്, യുവെന്റസ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ യൂറോപ്യന്‍ വമ്പന്‍മാരെല്ലാം പെലെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി. പക്ഷേ അതെല്ലാം വെറുതെയായി. 1958-ല്‍ ഇന്റര്‍ മിലാന്‍ താരവുമായി കരാറിലെത്തി. ഇതറിഞ്ഞ ബ്രസീല്‍ ആരാധകര്‍ കലാപക്കൊടിയുയര്‍ത്തി. ഒടുവില്‍ സാന്റോസ് ചെയര്‍മാന്റെ അപേക്ഷയനുസരിച്ച് മിലാന്‍ ഉടമയും പ്രമുഖ വ്യവസായിയുമായിരുന്ന ആഞ്ജലോ മൊറാറ്റിക്ക് പെലെയുമായുള്ള കരാര്‍ കീറിക്കളയേണ്ടി വന്നു. 1958 സീസണില്‍ സാന്റോസിനായി 58 ഗോളുകള്‍ പെലെ അടിച്ചുകൂട്ടി. തൊട്ടടുത്ത വര്‍ഷം 45 ഗോളുകളും. ഗോളടിച്ചുകൂട്ടുന്നത് പതിവാക്കിയ താരം 1961-ല്‍ 47 ഗോളുകളും 1965-ല്‍ 49 ഗോളുകളും സാന്റോസിനായി സ്വന്തമാക്കി. 1961, 1962 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സാന്റോസ് കോപ്പ ലിബര്‍ട്ടഡാറോസ് കപ്പില്‍ മുത്തമിട്ടതും പെലെയുടെ മികവിലായിരുന്നു. 1961, 1962, 1963, 1964, 1965, 1968 വര്‍ഷങ്ങളില്‍ സാന്റോസിനൊപ്പം ബ്രസീലിയന്‍ കപ്പ് വിജയങ്ങളിലും പെലെ പങ്കാളിയായി. 1962, 1963 വര്‍ഷങ്ങളില്‍ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പും നേടി. 1974 വരെ പെലെ സാന്റോസില്‍ തുടര്‍ന്നു. ആ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പെലെ തന്റെ പ്രിയ ക്ലബ്ബിനു വേണ്ടി അവസാനമായി ബൂട്ടുകെട്ടിയത്. പുതിയ പരിശീലകനു കീഴില്‍ യുണൈറ്റഡിന് വിജയത്തുടക്കം മാഞ്ചെസ്റ്റര്‍: പുതിയ പരിശീലകന്‍ റാള്‍ഫ് റാഗ്നിക്കിനു കീഴില്‍ വിജയത്തുടക്കവുമായി പെലെയും മാറഡോണയും; കലഹങ്ങള്‍ക്കിടയിലെ സമാന്തര സഞ്ചാരങ്ങള്‍! മൂന്നുഹൃദയങ്ങളുടെ നാട്ടില്‍ നിന്ന് വന്ന ഫുട്‌ബോള്‍ രാജാവിന് ഇന്ന് ഒരായിരം ഹൃദയങ്ങള്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് ഇന്ന് 81-ാം പിറന്നാള്‍, പെലെയ്ക്ക് ആശംസയുമായി ഫുട്‌ബോള്‍ ലോകം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പുതിയ പരിശീലകനു കീഴില്‍ യുണൈറ്റഡിന് വിജയത്തുടക്കം പുതുച്ചേരിയുടേയും വല നിറച്ചു; കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ബാഴ്‌സയ്ക്ക് സാവി യുഗത്തിലെ ആദ്യ തോല്‍വി; സോസിഡാഡിനെ വീഴ്ത്തി റയല്‍ വാറ്റ്‌ഫോര്‍ഡിനെ തകര്‍ത്ത് സിറ്റി ഒന്നാമത്; ഇന്‍ജുറി ടൈം ഗോളില്‍ ലിവര്‍പൂളിനും ജയം മസോകോയുടെ അദ്ഭുത ഗോള്‍;ചെല്‍സിയെ കീഴടക്കി വെസ്റ്റ്ഹാം അകാരണമായി കൊല്ലപ്പെടുന്നവന്റെ പ്രയാസങ്ങളോ പ്രസ്തുത കൊല മൂലം അനാഥമാകുന്ന കുടുംബത്തിന്റെ പ്രശ്‌നങ്ങളോ സമൂഹത്തിലുണ്ടാവുന്ന വിടവോ ഒന്നും പരിഗണിക്കാതെ കൊലയാളിയില്‍ കാരുണ്യവര്‍ഷം നടത്തുകയും അവനെ സംസ്‌കരിക്കുവാന്‍ സാധിക്കുമെന്ന മിഥ്യാബോധത്തിന്റെ അടിത്തറയില്‍ സിദ്ധാന്തങ്ങള്‍ മെനയുകയും ചെയ്യുന്നവര്‍ക്ക് ഖുര്‍ആനിലെ നിയമങ്ങള്‍ അപ്രായോഗികവും അപരിഷ്‌കൃതവുമായി തോന്നുക സ്വാഭാവികമാണ്. എന്നാല്‍, അനുഭവങ്ങള്‍ കാണിക്കുന്നത്, ഇവരുടെ ഗവേഷണഫലത്തിന് എതിരായ വസ്തുതകളാണെന്ന സത്യം നാം മനസ്സിലാക്കണം. കൊലക്കുറ്റത്തിന് ആധുനിക കോടതികള്‍ വിധിക്കുന്നത് പരമാവധി ജീവപര്യന്തം തടവാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ജയില്‍വാസമായിട്ടാണ് ജീവപര്യന്തതടവ് മാറാറുള്ളത്. ഇതുതന്നെ ശിക്ഷിക്കപ്പെടാറുള്ളവര്‍ക്കു മാത്രം. പണവും സ്വാധീനവുമുള്ളവര്‍ എത്ര പേരെ കൊന്നാലും സുഖമായി രക്ഷപ്പെടുന്നുവെന്ന വസ്തുതയാണല്ലോ നാം ദിനേന അറിഞ്ഞുകൊണ്ടിരിക്കുന്നത്. ആരെ കൊന്നാലും ഒന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന സ്ഥിതിയുടെ പരിണിത ഫലമെന്താണ്? കൊലപാതകക്കുറ്റങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ച! കൊലപാതകക്കുറ്റങ്ങള്‍ ചെയ്യാന്‍ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ തയാറാകുന്ന അവസ്ഥ!ഇന്ത്യയില്‍ നടക്കു ന്ന പൈശാചിക കൊലപാതകങ്ങളില്‍ തൊണ്ണൂറ്റിമൂന്ന് ശതമാനവും ഈ രംഗത്തെ പുതുമുഖങ്ങളായ യുവാക്കള്‍ ചെയ്യുന്നതാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി ആരെയും കൊല്ലാന്‍ മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇരുപത്തിനാലുകാരായ ശ്യാമിന്റെയും രവിയുടെയും കഥ നോക്കുക: ഇരുപത്തിനാല് വയസ്സ് പ്രായമുള്ള രവിയും ശ്യാമും മോട്ടോര്‍ ബൈക്കില്‍ നഗരം (ബാംഗ്ലൂര്‍) ചുറ്റുന്നു. ഒഴിഞ്ഞ ഇരുണ്ട തെരുവുകളില്‍ ഒറ്റയ്ക്ക് ഇരുചക്രവാഹനം ഓടിച്ചുപോകുന്ന സ്ത്രീകളെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ ഇരുപത്തിമൂന്ന് പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുള്ള അവര്‍ക്ക് പലപ്പോഴും അമ്പത് രൂപയൊക്കെയായിരിക്കും ലഭിക്കുക (Ibid അമ്പതു രൂപക്കുവേണ്ടി ഒരു ജീവന്‍ നഷ്ടപ്പെടുത്തുവാന്‍ യാതൊരു വൈമനസ്യവുമില്ലാത്ത യുവാക്കള്‍! പണത്തില്‍ മുങ്ങിക്കുളിച്ച സഞ്ജീവ് നന്ദിയുടെ കഥ മറ്റൊന്നാണ്: അമേരിക്കയിലെ മികച്ച ബിസിനസ് സ്‌കൂളിലൊന്നില്‍ അയച്ച് മാതാപിതാക്കള്‍ അവനെ പഠിപ്പിച്ചു. അറുപത് ലക്ഷം രൂപ വില വരുന്ന ബി.എം.ഡബ്ലിയു ഏഴാം പരമ്പരയില്‍പെട്ട കാര്‍ ഇന്ത്യയില്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ ഉപയോഗിക്കാനായി അവര്‍ അവനു മാത്രമായി നല്‍കി. ഇങ്ങനെ എല്ലാവിധ സുഖസൗകര്യങ്ങളുണ്ടായിട്ടും ആ ജീവിതം തകര്‍ക്കാന്‍ നന്ദി എന്തേ വഴിയൊരുക്കി? എന്തുകൊണ്ടാണ് മദ്യലഹരിയില്‍ തന്റെ ബി.എം.ഡബ്ലിയു. ഇടിച്ച് അഞ്ചുപേരെ കൊന്ന ശേഷം നിര്‍ത്താതെ ഓടിച്ചുപോയത്? പരിക്കേറ്റവരെ സഹായിക്കാനായി ഒരു നിമിഷം നിര്‍ത്തുകപോലും ചെയ്യാതെ കാറുമായി തന്റെ സുഹൃത്തിന്റെ വസതിയിലെത്തി. കാറിലെ തെളിവുകളെല്ലാം എന്തിനാണ് അയാള്‍ കഴുകിക്കളഞ്ഞത്? അഞ്ചു നിരപരാധികളെ കൊന്ന് കാറുമായി കടന്നുപോകുവാന്‍ യാതൊരു മടിയുമില്ലാത്ത തലമുറ! സുഖത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ കിടന്ന് ചതഞ്ഞരഞ്ഞവരുടെ നേര്‍ക്ക് ഒന്ന് ദയയോടുകൂടി നോക്കുവാന്‍ പോലും തയാറാവാത്ത യുവാക്കള്‍! കുറ്റവാളികളെ ജയിലിലടച്ച് സംസ്‌കരിച്ചു കളയാമെന്ന ക്രിമിനോളജിസ്റ്റ് വാദത്തിനെതിരെയുള്ള ജീവിക്കുന്ന തെളിവുകളാണിവ! കൂടുതല്‍ പേരെ കുറ്റവാളികളാക്കുവാന്‍ മാത്രമേ കുറ്റവാളികളോടുള്ള ദാക്ഷിണ്യത്തോടെയുള്ള പെരുമാറ്റം നിമിത്തമാവുകയുള്ളൂ. കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുവാനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും എന്നിട്ട് കുറ്റം ചെയ്യാന്‍ വാസന പ്രകടിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനപൂര്‍ണമായ സാമൂഹിക ജീവിതം സാധ്യമാകൂ എന്ന വസ്തുത കണക്കിലെടുത്തുകൊണ്ടാണ് കൊലക്കുറ്റത്തിന് കൊലയെന്ന ശിക്ഷ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ”സത്യവിശ്വാസികളേ, കൊല ചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുകയെന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമക്കു പകരം അടിമയും സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്)” (ഖുര്‍ആന്‍ 2:178). ഗോത്ര വഴക്കുകള്‍ കാരണം പരസ്പരം രക്തം ചിന്തിക്കൊണ്ടിരുന്ന അറേബ്യന്‍ സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന അതിക്രൂരമായ പ്രതികാര നടപടികളുടെ കടയ്ക്ക് കത്തിവെച്ചുകൊണ്ടാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഒരു ഗോത്രത്തില്‍നിന്ന് ആരെങ്കിലും വധിക്കപ്പെട്ടാല്‍ പകരം കൊന്നവനെ കൊല്ലുകയെന്ന സമ്പ്രദായമായിരുന്നില്ല അവിടെ നിലനിന്നിരുന്നത്. പ്രത്യുത, കൊല്ലപ്പെട്ട വ്യക്തിക്ക് എത്ര വിലമതിച്ചിരുന്നുവോ അതു കണക്കാക്കി അതിനു പകരമായി ഘാതകന്റെ ഗോത്രത്തില്‍നിന്ന് ആളുകളെ കൊന്നൊടുക്കുകയായിരുന്നു അവരുടെ രീതി. ഒരാള്‍ക്ക് പകരം പത്തും നൂറും ആളുകളെ കൊന്നൊടുക്കുവാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. തിരിച്ചും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരു ഉന്നതന്‍ മറ്റൊരു ഗോത്രത്തിലെ നിസ്സാരനെ വധിച്ചാല്‍ കൊന്നവനെ കൊല്ലുകയെന്ന നിയമം നടപ്പാക്കാന്‍ അവര്‍ക്ക് വൈമനസ്യമായിരുന്നു.‘ഒരു പാവപ്പെട്ടവനു പകരം ഉന്നതനോ?’ എന്നായിരുന്നു അവരുടെ ചോദ്യം. ഈ സമ്പ്രദായങ്ങള്‍ക്ക് അറുതി വരുത്തിയ ഖുര്‍ആന്‍ പ്രതിക്രിയ നടപ്പാക്കേണ്ടത് പ്രതിയുടെ മേല്‍ മാത്രമാണെന്നു വ്യക്തമാക്കുകയാണ് ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ ചെയ്യുന്നത്. മനുഷ്യജീവന് ഉന്നതമായ വിലയാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഗോത്ര വഴക്കിന്റെയോ വിരോധത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ നശിപ്പിക്കപ്പെടാനുള്ളതല്ല ഒരാളുടെ ജീവന്‍. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു” (5:32). എന്നാല്‍, വധശിക്ഷ ശരിയല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ സന്നദ്ധമല്ലാത്ത ഒരു സമൂഹത്തില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാവും.ആര്‍ക്കും ഭയരഹിതമായി ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പറഞ്ഞു: ”ബുദ്ധിമാന്മാരെ കൊലക്കു കൊലയെന്ന) തുല്യ ശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ് (2:179 ഷെയര്‍ ബ്രോക്കറിന്റെ ബുദ്ധിയും കഴിവും വേണ്ട! ഓഹരി വ്യാപാരം മെഷിന്‍ ലേണിംഗിലൂടെ 30 വര്‍ഷം മുമ്പ്, ബോംബെയില്‍ നിന്ന് ഉച്ചയോടെ എത്തുന്ന ഇക്കണോമിക് ടൈംസ് പത്രം വായിക്കുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമേ നമ്മുടെ നാട്ടില്‍ ഓഹരി വിപണിയുടെ ഗതിവിഗതികളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടായിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ ഓഹരി ബ്രോക്കര്‍മാര്‍ ഇടപാടുകാരെ ഉപദേശിക്കുമായിരുന്നു. സെറ്റില്‍മെന്റ് നടക്കുന്നത് രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം. ഓഹരി ദല്ലാളന്മാരുടെ അനുഭവ സമ്പത്തും വിശകലന ശേഷിയും അന്നേറെ പ്രധാനമായിരുന്നു. കാലം മാറി, ഓഹരി വിപണിയും മാറി. ഡോളര്‍ വിലയും സ്വര്‍ണവിലയും ക്രൂഡ്ഓയ്ല്‍ ലഭ്യതയും മാത്രമല്ല ഇന്ന് ഓഹരിവിപണിയെ നിയന്ത്രിക്കുന്നത്. ട്രംപിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍, ലോകത്തെവിടെയങ്കിലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, പുതിയ സോളാര്‍ ബാറ്ററിയുടെ കണ്ടുപിടിത്തം, അംബാനിയുടെ 'പനി' എന്നിങ്ങനെ നൂറ് നൂറ് കാര്യങ്ങളാണ് ഇന്ന് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇടപാടുകാരുടെ മാറുന്ന മനോവികാരങ്ങളും സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലെ സംഭവവികാസങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളും ഓരോ നിമിഷവും ഓഹരിവിലകളില്‍ പ്രതിഫലിക്കും. ഇതെല്ലാം വിശകലനം ചെയ്ത് ബുദ്ധിപൂര്‍വമായ തീരുമാനങ്ങളിലെത്താന്‍ മിടുക്കരായ ഓഹരി ബ്രോക്കര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ മനുഷ്യന്റെ തലച്ചോറിന് ഒരേസമയം കൈകാര്യം ചെയ്യാനാകുന്ന ഡാറ്റക്ക് ഒരു പരിധിയുണ്ട്. അതിനേക്കാള്‍ അനേകമടങ്ങാണ് കംപ്യൂട്ടറിന്റെ ഡാറ്റാ വിശകലനശേഷിയുെട പരിധി. അതിനാല്‍ മനുഷ്യന്‍ രണ്ട് മിനിറ്റ് കൊണ്ടെടുക്കുന്ന തീരുമാനം എടുക്കാന്‍ യന്ത്രത്തിന് ഒരു സെക്കന്‍ഡുപോലും വേണ്ട. ബ്രോക്കര്‍ക്ക് ഒരു മിനിറ്റില്‍ രണ്ടോ മൂന്നോ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന സ്ഥാനത്ത് സോഫ്റ്റ്‌വെയറിന് നൂറോ അഞ്ഞൂറോ ഇടപാടുകള്‍ ഒറ്റയടിക്ക് നടത്താന്‍ കഴിയും. അതായത് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ മനുഷ്യന്റെ ഇടപെടലിനേക്കാള്‍ വളരെ മുന്‍പേ നടന്നിരിക്കും. അങ്ങനെ ലാഭം മുഴുവന്‍ സോഫ്റ്റ്‌വെയര്‍ ഇടപാടുകള്‍ വേഗതയുടെ ബലത്തില്‍ തട്ടിയെടുക്കും. ഇത്തരം അതിവേഗതയുള്ള സോഫ്റ്റ്‌വെയര്‍ വ്യാപാരത്തിന് സാധാരണ കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പോര. നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മെഷിന്‍ലേണിംഗ് സാങ്കേതിക വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സാധാരണ പ്രോഗ്രാമുകളില്‍ കൊച്ചുകുട്ടികള്‍ക്കെന്നപോലെ ഓരോ നിര്‍ദേശവും കൃത്യമായി നല്‍കണം. എന്നാല്‍ മെഷിന്‍ ലേണിംഗ് സോഫ്റ്റ്‌വെയര്‍ മാറിവരുന്ന സാഹചര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് അതനുസരിച്ച് യുക്തമായ തീരുമാനങ്ങള്‍ സ്വയം എടുക്കുന്നു. ഇങ്ങനെ അതിവേഗം, മനുഷ്യന്റെ ഇടപെടലിന് കാത്തുനില്‍ക്കാതെ, യന്ത്രങ്ങള്‍ തീരുമാനമെടുത്ത്, അതനുസരിച്ച് വില്‍പ്പനയും വാങ്ങലും നടത്തുന്നതിനാലാണ് മെഷിന്‍ ലേണിംഗിലൂടെ അതിവേഗം വ്യാപാരങ്ങള്‍ നടക്കുന്നത്. ഇവിടെ ഓഹരി ദല്ലാളിന്റെ ബുദ്ധിയുടെയും കഴിവിന്റെയും പ്രസക്തി കുറഞ്ഞുകുറഞ്ഞ് വരുകയാണ്. അടുത്ത നൂറ്റാണ്ടില്‍ അമേരിക്കയിലും മറ്റും നടക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിപ്ലവത്തെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. നമ്മുടെ നാട്ടിലെ പല സ്ഥാപനങ്ങളിലും ഇന്ന് മെഷിന്‍ ലേണിംഗ് പ്രയോജനപ്പെടുത്തുന്നുണ്ട്. HDFC Securities ന്റെ Trading Platform ഒരു ഉദാഹരണം മാത്രം. 1951 ലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 489 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 364 സീറ്റ് നേടിയാണ്‌ കോണ്ഗ്രസ് അധികാരത്തിൽ വന്നത്. ബി ജെ പി യുടെ ആദ്യ രൂപമായ ജനസംഘവും അന്നത്തെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അന്ന് അവർക്ക് കിട്ടിയത് മൂന്നു സീറ്റുകൾ മാത്രമാണ്. ആ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു പതിനേഴു സീറ്റുകൾ ലഭിച്ചിരുന്നു. ജനസംഘം 1977 ചില സോഷ്യൽ പാർട്ടികളുമായി യോജിച്ചു ജനത പാർട്ടി എന്ന ഒറ്റപ്പാർട്ടിയായി. അതിൽ നിന്നും ഭിന്നിച്ചു പോയവർ രൂപം നൽകിയ പാർട്ടിയാണ് ബി ജെ പി. അതായത് ജനതാ പാർട്ടി കൊണ്ട് ശരിക്കും പ്രയോജനം ലഭിച്ചത് ആർക്കെന്ന് ഇപ്പോൾ മനസ്സിലാവും. RSSന്റെ നേതൃത്വത്തിൽ ഉദയം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനസംഘം. ശ്യാമ പ്രസാദ് മൂഖർജിയാണ് അതിന്റെ സ്ഥാപകൻ. ആദ്യ നെഹ്‌റു മന്ത്രി സഭയിൽ അംഗമായിരുന്ന അദ്ദേഹം നെഹ്രുമായി ജമ്മു കാശ്മീർ വിഷയത്തിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്തു പോയി പുതിയ പാർട്ടിക്ക് രൂപം നൽകി. അടിയന്തിരാവസ്ഥ വരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കാര്യമായ സ്ഥാനമൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. അടിയന്തരാവസ്ഥ പ്രതിപക്ഷ കക്ഷികൾക്ക് ആദർശവും നയനിലപാടുകളും മറന്നു ഒന്നിക്കാൻ കാരണമായി. ജനത പാർട്ടി എന്നത് ഒരു താൽക്കാലിക പ്രതിഭാസം എന്നതിലപ്പുറം മറ്റൊന്നും സംഭവിച്ചില്ല. അതെ സമയം പൊതു മണ്ഡലത്തിൽ അത് ഹിന്ദു വർഗീയ വാദികൾക്ക് നല്ല സ്ഥാനം നൽകുകയും ചെയ്തു. ഫുഡ്‌ ഫെസ്റ്റ് – ആമ കുറുക്കന് നന്ദി പറയുമ്പോൾ ജ്ഞാനശരണയോ അഷിൻ വിരാതുവോ ആരാവാനാണ് നീക്കം… 1980 ലെ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് ശക്തമായി തിരിച്ചു വന്നു. ഭരണ കക്ഷിയായിരുന്ന ജനതാ പാർട്ടി മുപ്പതു സീറ്റിൽ ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ ഒതുങ്ങിയ ബി ജെ പി പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ ശക്തി വർധിപ്പിച്ചു കൊണ്ടിരുന്നു. അവസാനം ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കുന്ന അവസ്ഥയിലേക്ക് അവർ എത്തിപ്പെട്ടു എന്നത് വർത്തമാന ചരിത്രം. മതേതര കക്ഷികളുമായി കൂട്ടു ചേരാൻ കഴിഞ്ഞു എന്നതാണ് ജനസംഘത്തിൽ നിന്നും ബി ജെ പിയിലേക്കുള്ള വളർച്ചയുടെ പിന്നിൽ. കോണ്ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റു പാർട്ടികളുടെ മൂലധനം. കോണ്ഗ്രസ് തകരുമ്പോൾ അവിടെ പ്രാദേശിക പാർട്ടികൾ ഉയർന്നു വരുന്നു. ദേശീയ തലത്തിൽ ആ വിടവ് നികത്താൻ മറ്റാരും ഉണ്ടായില്ല എന്നത് കൊണ്ട് ആ വിടവിലേക്കു ബി ജെ പി കയറിയിരുന്നു. ജനതാ പാർട്ടിയും ജനതാദൾ പാർട്ടികളും ഇടതു പാർട്ടികളും ഒരു ദേശീയ ബദൽ എന്ന രീതിയിലേക്ക് ഒരിക്കലും വളർന്നില്ല. ഇടതു പക്ഷം ചില പോക്കറ്റുകളിൽ ശക്തി തെളിയിച്ചെങ്കിലും അതും അധിക കാലം തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. അവസരം മുതലാക്കുന്നതിൽ വിരുതു കാണിച്ചു എന്നതാണ് സംഘ പരിവാർ വിജയത്തിന്റെ പിന്നിലെ രഹസ്യം. സംഘ പരിവാർ മുന്നോട്ട് വെക്കുന്ന വലതുപക്ഷ രാഷ്ട്രീയം തീർത്തും വർഗീയവും വംശീയവുമാണ് എന്നറിയാത്തവരല്ല നമ്മുടെ മതേതര കക്ഷികൾ. താൽക്കാലിക അധികാരത്തിനു വേണ്ടി അവർ ബി ജെ പി യുമായി രഹസ്യ ബാന്ധവവും ചിലപ്പോൾ പരസ്യ ബാന്ധവവും ഉണ്ടാക്കുന്നു. അതിന്റെ ആത്യന്തിക ലാഭം ബി ജെ പി കയ്യടക്കുന്നു. കേരളത്തിൽ നിന്നും അടുത്ത ദിവസങ്ങളിൽ ഉയർന്നു വരുന്ന വാർത്തകൾ സമാനമാണ്. ഒട്ടകത്തിനു തലവെക്കാൻ ഇടം കൊടുത്ത കഥ നാം കേട്ടിട്ടുണ്ട്. അതിന്റെ പ്രാവർത്തിക രൂപവും നാം അടുത്ത് തന്നെ കാണേണ്ടി വരും എന്നതാകും ഇതിന്റെ ദുരന്തം. കോണ്ഗ്രസ് അതിന്റെ മതേതര ജനാധിപത്യ വഴികളിൽ നിന്നും പിറകോട്ടു പോകുമ്പോൾ അത് അവരുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ ദുരന്തമായി മാറുന്നു. ബി ജെ പിക്ക് ബദൽ എന്നിടത്ത് നിന്നും ബി ജെ പി യുടെ റിക്രൂട്ട്മെന്റ് ഏജൻസി എന്ന നിലയിലേക്ക് പാർട്ടി മാറി പോകുന്നു. മറ്റൊരു പ്രതീക്ഷയായ സി പി എം കാണിക്കുന്ന അഴകൊഴമ്പൻ നിലപാടുകൾ ബി ജെ പി ക്ക് അനുഗുണമായി തീരുന്നു. ചുരുക്കത്തിൽ കേരള മണ്ണിൽ സംഘ പരിവാർ കാലുറപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്തം പൂർണമായി ദേശീയ കക്ഷികൾക്ക് തന്നെയാണ്. ഇടതു പക്ഷം ബി ജെ പി യോട് കാണിക്കുന്ന ആനുകൂല്യം കൊണ്ട് ഗുണം ലഭിക്കുക പൂർണമായും ബി ജെ പി ക്ക് തന്നെ എന്നതാണ് നമ്മുടെ മുന്നിലെ ചരിത്രം. ഫുഡ്‌ ഫെസ്റ്റ് – ആമ കുറുക്കന് നന്ദി പറയുമ്പോൾ ജ്ഞാനശരണയോ അഷിൻ വിരാതുവോ ആരാവാനാണ് നീക്കം… സംഘ പരിവാറിന്റെ വിഷയം ഹലാലോ ഹറാമോ അല്ല മത സംഘടനകൾ എന്ത് ചെയ്യുകയാണ് ? മൂസക്കോയ ഹാജി ഇസ്‌ലാമിക സാഹിത്യ പ്രചരണരംഗത്തെ അമരക്കാരന്‍ ഈ പ്രാര്‍ത്ഥന പഠിക്കുകയും പതിവാക്കുകയും ചെയ്യുക കേരള മണ്ണ് മതേതര രാഷ്ട്രീയത്തെ പിന്തുണക്കുന്നത് ബാബരിയില്‍ നിന്നും മഥുര ഈദ്ഗാഹ് മസ്ജിദിലേക്കുള്ള ദൂരം ഫിഫ അറബ് കപ്പില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം ലിബിയ: സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം വഖഫ് സംരക്ഷണം; പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാറ്റമില്ല: കെ.എന്‍.എം കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929-ല്‍ ജനിച്ചു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅഃ മസ്ജിദ്, പുളിക്കല്‍ മദീനതുല്‍ ഉലൂം, കാസര്‍ഗോഡ് ആലിയ അറബിക് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1959-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. ആലിയ അറബിക് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, 1950 ല്‍ ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന ഹാജിസാഹിബിന്റെ നിര്‍ദ്ദേശപ്രകാരം പ്രബോധനം പ്രതിപക്ഷ പത്രത്തില്‍ ചേര്‍ന്നു. 1959-ല്‍ ഹാജിസാഹിബിന്റെ മരണത്തെ തുടര്‍ന്ന് ടി. മുഹമ്മദ് സാഹിബ് പത്രാധിപരും ടി.കെ അബ്ദുല്ലാ സഹപത്രാധിപരുമായി. 1964-ല്‍ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരായി ചുമതലയേറ്റു. 1992-ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍ നിരോധിക്കപ്പെട്ട പ്രബോധനം 1994-ല്‍ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ ടി.കെ ഒരിക്കല്‍കൂടി ചീഫ് എഡിറ്ററായി. 1995 അവസാനത്തില്‍ കെ. സി. അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനത്തില്‍ നിന്ന് വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു. ഉത്തരവാദിത്വങ്ങള്‍: രണ്ട് തവണയായി 10 വര്‍ഷത്തിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ കേരള അമീറായിട്ടുണ്ട്. കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗമാണ്. കൂടാതെ അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്‌ലാമി അംഗം, ഐ. എസ്. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ദൈ്വമാസിക ചീഫ് എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വിസിറ്റിംഗ് പ്രൊഫസര്‍, കുറ്റിയാടി ഇസ്‌ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നു. ലൗ ജിഹാദ് പുകമറക്കിടയിലും കൂടുതല്‍ പരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്ക് ഇനിയെങ്കിലും അവസാനിപ്പിചൂടെ ഈ കൊടിയ വിവേചനം? ഉമര്‍ ഖയ്യാം ഗോളശാസ്ത്ര പണ്ഡിതനായ സൂഫി കവി ബാബരിയില്‍ നിന്നും മഥുര ഈദ്ഗാഹ് മസ്ജിദിലേക്കുള്ള ദൂരം ഫിഫ അറബ് കപ്പില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം ലിബിയ: സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം വഖഫ് സംരക്ഷണം; പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാറ്റമില്ല: കെ.എന്‍.എം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ശക്തൻ മാർക്കറ്റ് ജീവ 2019 ജീവ ജൂൺ അഹമ്മദ് കബീർ ,ലിബിൻ വർഗ്ഗീസ്,ജീവൻ ബേബി മാത്യു അഹമ്മദ് കബീർ ,ലിബിൻ വർഗ്ഗീസ്,ജീവൻ ബേബി മാത്യു 2019 അഹമ്മദ് കബീർ ദുരന്തങ്ങൾ തടയാൻ ദീർഘ വീക്ഷണം കൂടി വേണം, ജിയോളജി വകുപ്പിലെ കസേരകള്‍ ഒഴിഞ്ഞ് കിടക്കുന്നു കെട്ടിടനിര്‍മ്മാണത്തിനും കൃഷിയാവശ്യത്തിനുമായി ഭൂഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അവ പ്രകൃതിയെ എത്രത്തോളം ബാധിക്കുമെന്നും, ഭൂഘടനാമാറ്റങ്ങള്‍ പ്രസ്തുത പ്രദേശത്തിന് അനുയോജ്യമാണോ എന്നുപഠിക്കാന്‍ ജിയോളജിസ്റ്റുകൾക്കാകും. മുന്‍ കാലഘട്ടങ്ങളില്‍ നമ്മള്‍ അവഗണിച്ച ഇക്കാര്യങ്ങളാണ് കേരളത്തെ വന്‍ പ്രകൃതിദുരന്തത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിന്റെ തനതായ ഭൂപ്രകൃതിയുടെ സന്തുലിതാവസ്ഥ പരിരക്ഷിക്കുന്നതിനും ധാതുഖനന മേഖലകളുടെ സുതാര്യമായ നടത്തിപ്പിനും സുപ്രധാനമായ പങ്കു വഹിക്കുന്ന ശാസ്ത്രവിഭാഗമാണ് ജിയോളജി. എന്നാല്‍ ഈ ശാസ്ത്രശാഖയുടെ സാധ്യതകള്‍ കേരളസംസ്ഥാനം വേണ്ടവിധത്തില്‍ പരിഗണിക്കുന്നുണ്ടോ എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ട താണ്. വകുപ്പിന്റെ ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മൈനിങ് ആന്‍ഡ് ജിയോളജിയുടെ പ്രവര്‍ത്തനം മൈനിങ് എന്നതിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു ജിയോളജി' എന്നത് വകുപ്പിന്റെ പേരില്‍ മാത്രം ഒതുങ്ങി പോകുന്നു. ജോലിക്കാരുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവാണ് പ്രധാനമായും വകുപ്പിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നത്. ആവശ്യത്തിന് ജിയോളജി ബിരുദധാരികളും യോഗ്യത ലിസ്റ്റില്‍ ഇടം നേടിയവരും നിലനില്‍ക്കെ ഈ മേഖലയിലെ ഇത്തരമൊരു പ്രതിസന്ധി സങ്കടകരമാണ്. കേരളത്തില്‍ നിലവിലുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവിലെ സ്റ്റാഫ് സ്‌ട്രെങ്ത് ഉപയോഗിച്ചു ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അതു പരിഹരിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ മണ്ണ് ഖനനം കരിങ്കല്ല്, വെട്ടുകല്ല് ഖനനം എന്നതുപോലെ ദുരന്തനിവാരണം, മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ മേഖലകളില്‍ കൂടി വകുപ്പിന് സ്വാധീനം ചെലുത്താനാകും. മഴക്കാലത്തു കേരളത്തിലെ മലയോര മേഖലകളില്‍ വന്‍തോതില്‍ ഉരുൾപൊട്ടലുകളും മണ്ണൊലിപ്പുകളും പതിവായിരിക്കുന്നു. സോയില്‍ പൈപ്പിങ് പോലുള്ള പ്രതിഭാസങ്ങള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലെ ഭൂഘടനയെ കുറിച്ച് വേണ്ടവിധമുള്ള ശാസ്ത്രീയ അറിവുകള്‍ പൊതുജന സമക്ഷം എത്താത്തത് ഈ പ്രതിഭാസങ്ങളുടെ ആക്കം കൂട്ടുന്നു. പരിസ്ഥിതിലോല മേഖലയായ മലയോരത്തു നടക്കുന്ന ഖനന നിര്‍മാണ പ്രവര്‍ത്തങ്ങള്‍ കൃത്യമായി മോണിറ്ററിങ് ചെയ്യണമെന്നിരിക്കെ അതു നടപ്പിലാക്കേണ്ട മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വേണ്ടത്ര ജിയോളജിസ്‌റ്മാരില്ലാതെ ഈ ലക്ഷ്യം കൈവരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. കേരളത്തില്‍ ആകെ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ കര്‍ണാടകയിലെ ജിയോളജിസ്റ്റ്കളുടെ ആകെ എണ്ണം 265 നിലവിലെ സ്റ്റാഫ് ഘടന അനുസരിച്ച് 58 ജിയോളജിസ്റ്റ്മാരാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിൽ സേവനമനുഷ്ഠിക്കുന്നത്. അതില്‍ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകളും ഉള്‍പ്പെടുന്നു. 14 ജില്ലയുള്ള (77 താലൂക്ക്) കേരളത്തില്‍ ആകെ 30 അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ എന്ന അനുപാതം തീര്‍ത്തും അപര്യാപ്തമാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ 219 അസിസ്റ്റന്റ് ജിയോളജിസ്റ്റു തസ്തികകകളാണ് ഉള്ളത്. അവിടെയുള്ള ജിയോളജിസ്റ്റ്കളുടെ ആകെ എണ്ണം 265 ആണ്. 175 താലൂക്കുകളുള്ള കര്‍ണാടകയില്‍ മൈനിംങ് ചെയ്യാനുള്ള മേഖലകള്‍ കൂടുതലുണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ഒരു താലൂക്കില്‍ കുറഞ്ഞത് ഒരാളെങ്കിലും എന്ന അനുപാതം അവിടെ നിലനില്‍ക്കുന്നു. തമിഴ്‌നാട് ഇക്കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്. തമിഴ്‌നാട്ടില്‍ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ സേവനം PWD, കൃഷി, തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളില്‍ കൂടി പ്രയോജനപ്പെടുത്തുന്നു. അതേ മാതൃകയില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ സേവനം PWD, കൃഷി, തദ്ദേശ വകുപ്പുകളില്‍ കൂടി ഉപയോഗിക്കേണ്ടതുണ്ട്. 1998 ലാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സ്റ്റാഫ് പുന:സംഘടന അവസാനമായി നടപ്പിലാക്കിയത്. അതിനുശേഷം നിരവധി ചുമതലകള്‍ വകുപ്പിന് നല്‍കപ്പെടുകയുണ്ടായി. 2015ലെ KMMC ചട്ടപ്രകാരം മേല്‍മണ്ണ് നീല്‍ക്കുന്നതിനുള്ള അനുമതി നല്‍കല്‍, പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള പാരിസ്ഥിതികാനുമതി പരിഗണിക്കുന്ന കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറി, DMF മെമ്പര്‍ സെക്രട്ടറി എന്നീ ചുമതലകള്‍ കൂടി ജിയോളജിസ്റ്റ്മാരില്‍ നിക്ഷിപ്തമായിരിക്കുന്നു. മേല്‍പ്പറഞ്ഞ കര്‍ത്തവ്യങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നവയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണെടുപ്പ് നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതു പോലെ സമയബന്ധിതമായി തീര്‍ക്കേണ്ട പല ജോലികളും ജീവനക്കാരുടെ അപര്യാപ്തതമൂലം ജില്ലാ ഓഫീസുകളില്‍ കെട്ടികിടക്കുന്നു. കേരളത്തിന്റെ വിസ്തൃതിയുടെ ഏകദേശം 27000 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങളും മണ്ണെടുപ്പോ മറ്റേതെങ്കിലും തരത്തിലുള്ള ഖനനനിര്‍മാണപ്രവര്‍ത്തനങ്ങളോ സാധ്യമാകുന്ന മേഖലകളാണ്. അതനുസരിച്ച് 1188 ചതുരശ്ര കിമീ പ്രദേശത്തിന് ഒരു ജിയോളജിസ്റ്റ് എന്ന അനുപാതമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 2018-2019 കാലയളവില്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജിയോളജി സമൂഹത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന് ആ പ്രദേശങ്ങളില്‍ ഭൂഘടനയെ മാറ്റിമറിക്കുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് (SGPB Report അനധികൃത ഖനനവും അശാസ്ത്രീയമായ മണ്ണെടുപ്പും കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയേറ്റി. കെട്ടിടനിര്‍മ്മാണത്തിനും കൃഷിയാവശ്യത്തിനുമായി ഭൂഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ അവ പ്രകൃതിയെ എത്രത്തോളം ബാധിക്കുമെന്നും, ഭൂഘടനാമാറ്റങ്ങള്‍ പ്രസ്തുത പ്രദേശത്തിന് അനുയോജ്യമാണോ എന്നുപഠിക്കാന്‍ ജിയോളജിസ്റ്റ് വിഭാഗത്തിന് നിര്‍ണായകമായ പങ്കുവഹിക്കാനാകും. മുന്‍ കാലഘട്ടങ്ങളില്‍ നമ്മള്‍ അവഗണിച്ച ഇക്കാര്യങ്ങളാണ് കേരളത്തെ വന്‍ പ്രകൃതിദുരന്തത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇപ്പഴും മൈനിങ് ജിയോളജി എന്നാല്‍ ക്വാറികള്ക്കും മണല്‍ എടുപ്പിനും ലൈസന്‍സ് കൊടുക്കുന്ന ഒരു വകുപ്പ് മാത്രമാണ്. അറബിക്കടലിലില്‍ രൂപംകൊള്ളുന്ന ന്യൂന്യമര്‍ദ്ദം കാരണം ഉണ്ടാകുന്ന മേഘവിസ്‌ഫോടങ്ങള്‍ ആഗോള താപനത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. നമ്മള്‍ ഇനി ചൂട് കൂടിയ ഒരു WARM സൈക്കിള്‍ ലേക്ക് ആണ് കടന്നു പോകുന്നത്. വരും വർഷങ്ങൾ കടുത്ത വേനലിനും അതി തീവ്ര മഴയ്ക്കും ഇത് വഴി വെക്കും. മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ചു വളരെ സുരക്ഷിതമായതു കൊണ്ടാവാം നമ്മുടെ സമൂഹത്തിനു ഭൂശാസ്ത്രമായ കാഴ്ചപ്പാട് ഇല്ലാതെ പോയത്. ഇപ്പഴും മൈനിങ് ജിയോളജി എന്നാല്‍ ക്വാറികള്ക്കും മണല്‍ എടുപ്പിനും ലൈസന്‍സ് കൊടുക്കുന്ന ഒരു വകുപ്പ് മാത്രമാണ്. അനുമതി പ്രകാരം പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ ആണ് കേരളത്തിൽ. എന്നാല്‍ KFRI നടത്തിയ പഠനപ്രകാരം 5000ത്തില്‍ പരം ക്വാറികള്‍ നിലവിലുണ്ട്. കേരളത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പാറകളും ചെങ്കല്ലുകളും ആണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. മണ്ണെടുപ്പും പാറ ഖനനവും ചെങ്കല്‍ ഖനനവും നമ്മുടെ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവയുടെ നിയന്ത്രിതമായ ഖനനം എക്കാലത്തും അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ ഖനന മണ്ണെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ അതിന് കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങള്‍ ആവശ്യമാണ്. പക്ഷേ നിലവിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യമല്ല. മൂന്നാര്‍, വയനാട്, ഇടുക്കി പോലുള്ള മലയോരമേഖലകളില്‍ അനധികൃത ഖനനം നടക്കുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി പ്രകാരം പ്രവര്‍ത്തിക്കുന്ന 723 ക്വാറികള്‍ ആണ് നിലവിലുള്ളത്. എന്നാല്‍ KFRI നടത്തിയ പഠനപ്രകാരം 5000ത്തില്‍ പരം ക്വാറികള്‍ കേരളത്തില്‍ നിലവിലുണ്ട്. അനധികൃത ക്വാറികള്‍ കണ്ടെത്തുന്നതിന് ഇപ്പോഴുള്ള സംവിധാനത്തിലൂടെ കഴിയുകയില്ല. ആയതിനു ശക്തമായ നിരീക്ഷണം നടത്തി സര്‍ക്കാരിന്റെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ (20192020) കേരളത്തിലെ അനധികൃത ഖനനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അനധികൃതവും അശാസ്ത്രീയവുമായ ഖനനം തടയുന്നതിനും ധാതുഗതാഗതം നിയന്ത്രിക്കുന്നതിനും സ്‌ക്വാഡ് പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് സമിതി നിരീക്ഷിച്ചു. 14 ജില്ലകള്‍ക്കായി 3 സ്‌ക്വാഡുളാണ് നിലവിലുള്ളത്. വകുപ്പിന്റെ പോർട്ടലില്‍ തന്നെ അയ്യായിരത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ ധാതു ഗതാഗതത്തിനായി എൻറോള്‍ ചെയ്തിട്ടുണ്ട്. ദിവസവും ഏകദേശം 2000 ലോഡുകള്‍ ഗതാഗതം ചെയ്യുന്നുമുണ്ട്. ഇതുകൂടാതെ, അനധികൃത ഗതാഗതം കൂടി ആകുമ്പോള്‍ മുപ്പതിനായിരം കവിയും. ഇത്തരത്തിലുള്ള അനധികൃത ഖനന ധാതു ഗതാഗതം വഴി സര്‍ക്കാര്‍ ഖജനാവിലെത്തേണ്ട റവന്യൂവാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ജില്ലക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ ഫലപ്രദമായി സ്‌ക്വാഡ് പ്രവര്‍ത്തനം വിപുലീകരിച്ചാല്‍ മാത്രമേ റവന്യൂ ചോര്‍ച്ച തടയുവാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ പാറകളില്‍ മൈനിങ് പ്ലാന്‍ പ്രവര്‍ത്തനം നടപ്പിലാക്കി തുടങ്ങിയത് 2015 മുതലാണ്. ക്വാറികള്‍ മൈനിങ് പ്ലാന്‍ അനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിനായി നിരന്തര ക്വാറി സര്‍വേയും മേല്‍നോട്ടവും ആവശ്യമാണ്. എന്നാല്‍ പരിമിതമായ മാനവശേഷിയും അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരുടെ എണ്ണകുറവും കാരണം പലപ്പോഴും ഇക്കാര്യങ്ങളില്‍ കാലതാമസം നേരിടുന്നു. കോടശ്ശേരി മലമുകളിലെ കരിങ്കൽ ക്വാറിയിൽ അപകടഭീഷണിയുയർത്തി കെട്ടിനിൽക്കുന്ന വെള്ളം. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ അനധികൃത ഖനനധാതു ഗതാഗത പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിന് അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ വടക്കന്‍ ജില്ലകളില്‍ പോലുമില്ല. വടക്കന്‍ ജില്ലകള്‍ക്കായി ഒരു സ്‌ക്വാഡ് മാത്രമേ ഉള്ളൂ. ഇത്തരത്തില്‍ അനധികൃത ഖനനം മൂലമുള്ള നികുതി നഷ്ടവും പാരിസ്ഥിതിക പ്രശ്‌നങ്ങളും അനുദിനം വര്‍ധിച്ചു കൊണ്ട് ഇരിക്കുക ആണ്. ശരിയായി തയ്യാറാക്കിയ ഖനന പദ്ധതിക്ക് അനുസൃതമായി പരിസ്ഥിതിക്ക് വലിയ നാശനഷ്ടം ഉണ്ടാക്കാതെ പാരിസ്ഥിതിക ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെയും (NGT) സമീപകാല വിധിന്യായത്തില്‍ പ്രതിപാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഖനന മണ്ണെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള ചുമതല മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കേരള ഗവണ്‍മെന്റ് നല്‍കുകയുണ്ടായി (2020 ഇറങ്ങിയ ഉത്തരവില്‍ ജിയോളജിസ്റ്റ്മാര്‍ക്ക് മാത്രം കൃത്യമായി നടപ്പിലാക്കാന്‍ കഴിയുന്ന ഈ ചുമതല, വകുപ്പിലെ അസിസ്റ്റന്റ് ജിയോളജിമാരുടെ എണ്ണക്കുറവ് കാരണം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലേക്ക് മാറ്റി നല്‍കാന്‍ വകുപ്പിന് ആവശ്യപ്പെടേണ്ടതായിവന്നു. അതുപോലെ കേരളത്തിലെ നദികളില്‍ നിന്ന് മണലെടുക്കുന്നതുമായി ബന്ധപ്പെട്ട് കടവുകള്‍ക്ക് അനുമതി നല്‍കേണ്ട ചുമതല റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുകയുണ്ടായി. റവന്യൂ വകുപ്പുകളില്‍ ജിയോളജിസ്റ്റ് തസ്തിക ഇല്ലെന്നിരിക്കെ, ഈ പ്രവര്‍ത്തനങ്ങള്‍ ശരിയായ മാനദണ്ഡങ്ങളനുസരിക്കുന്നുണ്ടോയെന്നു സംശയമാണ്. വകുപ്പ് മേല്‍നോട്ടം വഹിക്കേണ്ട പാരിസ്ഥിതിക അനുമതി നല്‍കല്‍, കടവുകള്‍ക്ക് പെര്‍മിഷന്‍ നല്‍കല്‍ എന്നീ ചുമതലകള്‍ വകുപ്പ് തന്നെ നടത്തേണ്ടതുണ്ട് അല്ലാത്തപക്ഷം വന്‍തോതിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാഹചര്യമൊരുക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാനിരിക്കുന്ന EIA2020 ഡ്രാഫ്റ്റ് അനുസരിച്ച് അഞ്ചരഏക്കര്‍ വരെയുള്ള സ്ഥലത്ത് അനുമതിയില്ലാതെ തന്നെ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഒന്നര ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരെയുള്ള സ്ഥലത്ത് (35 ഏക്ക4) നിര്‍മാണം നടത്താന്‍ ഇനി മുന്‍കൂര്‍ അനുമതിയും ആവശ്യമില്ല. പാരിസ്ഥിതിക അനുമതിക്ക് അപേക്ഷ നല്‍കി 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അത് അനുവദിച്ചതായി കണക്കാക്കപ്പെടും. EIA2020 സംബന്ധിച്ച് തര്‍ക്കങ്ങള്‍ കോടതിയില്‍ നിലനില്‍ക്കെ ഖനന വ്യവസായങ്ങളുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കി പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം നിലവില്‍ വന്നതിനാല്‍ തന്നെ കൃത്യമായ മേല്‍നോട്ടം നടപടികളില്ലെങ്കില്‍ അവ അനധികൃത ഖനനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമം ആക്കാതെ ഇവയൊന്നും പ്രതിരോധിക്കാനും ആകില്ല. റീ ബില്‍ഡ് കേരള പദ്ധതിയിലൂടെ തദ്ദേശ തലത്തില്‍ ദുരന്തനിവാരണ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടല്ലോ. എന്നാല്‍ തദ്ദേശ വകുപ്പിലെ സാധാരണ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാരും തന്നെ ദുരന്തത്തിന് നിവാരണം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ശാസ്ത്രീയമായി വിഷയങ്ങള്‍ പഠിച്ചവരോ, ആയതില്‍ പരിശീലനം ലഭിച്ചവരോ അല്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ശാസ്ത്രീയമായ അടിത്തറ ആവശ്യമാണ് . 2016 കോടതി വിധിപ്രകാരമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവില്‍ (1644/2017/വ്യവ) സ്റ്റാഫ് പുന:സംഘടന ശാസ്ത്രീയമായി പരിഷ്‌കരിക്കേണ്ടത് അത്യന്താപേക്ഷികമാണെന്നും ജില്ലയില്‍ 2 പുതിയ അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കണമെന്നും പ്രതിപാദിക്കുന്നു. വകുപ്പ് പുരോഗതി വിലയിരുത്തുന്നതില്‍നായി ബഹു. വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 05/12/2019 ചേര്‍ന്ന യോഗ തീരുമാന പ്രകാരം 69 ഓളം അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി ഒരു പ്രൊപോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അത് ഈ ഒരു അടിയന്തിര സാഹചര്യത്തിലും നടപ്പിലായിട്ടില്ല. മൈനിങ് സര്‍വെയ്‌ലന്‍സ് സിസ്റ്റം (MSS) കാര്യക്ഷമമാക്കുന്നതിനും വകുപ്പിലെ വരുമാന ചോര്‍ച്ച തടയുന്നതിനും, വകുപ്പിനെ കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള ഏക പോംവഴി വകുപ്പിലെ ജിയോളജിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. വകുപ്പുകളില്‍ പ്രൊമോഷന്‍ നടപടികള്‍ മന്ദഗതിയില്‍ ആണ് നടക്കുന്നത്. ഡെപ്യൂട്ടി ഡിറക്ടര്‍സ് ന്റെ കസേരകകള്‍ ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങി മാസങ്ങളായി. പത്തു കൊല്ലങ്ങപ്പുറം നിലവില്‍ വന്ന റാങ്ക്‌ലിസ്റ്റിലെ നിയമനകളെ ഇത് ബാധിച്ചു കൊണ്ടിരിക്കുകയാണ്. (തയ്യാറാക്കിയത് ടീം ജിയോളജി- ജിയോളജി ഉദ്യോഗാര്‍ഥികളുടെ സംഘടന) ഒരു സെന്റിമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ എത്ര നാള്‍ വേണ്ടി വരും? കേരളത്തിലെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിക്കാന്‍ സമയമായോ? ASK EXPERT കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് ;അപേക്ഷാ തീയതി നീട്ടി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഹൈറേഞ്ച് ഭൂമിയിലെ വിറയല്‍, ഉടഞ്ഞത് അടിയിലെ കട്ടിപ്പാറ: മുന്നറിയിപ്പിന്റെ കാഹളം അവഗണിച്ചാല്‍ നിംബോസ്ട്രാറ്റസ് മേഘങ്ങളും മണ്‍സൂണും, താപവിസ്‌ഫോടനവും കാരണങ്ങളും മലയോര കര്‍ഷകര്‍ പറയുന്നു കാട്ടുപന്നിയുടെ പരിഗണനയെങ്കിലും ഞങ്ങള്‍ക്കും വേണം' നമുക്ക് വേണ്ടത് പരിസ്ഥിതി നിയമ വാഴ്ച; പ്രകൃതി ദുരന്തങ്ങള്‍ നേരിടാനായി പത്തു കല്പനകള്‍ വീട്ടിനകത്തെ വിചിത്ര ശബ്ദം,വിള്ളലുകൾ,കിണറിടിച്ചില്‍; കേരളം നേരിടുന്ന പുതിയ പ്രതിഭാസങ്ങള്‍, കാരണങ്ങൾ പാപ്പായുടെ പുത്തന്‍ സാമ്പത്തിക ദര്‍ശനം ‘ഓണ്‍ലൈന്‍’ സമ്മേളനം പദ്ധതിയുടെ പ്രചാരണത്തിനായി നവംബര്‍ 19-21 തിയതികളില്‍ 'ഓണ്‍ ലൈന്‍' രാജ്യാന്തര സംഗമം നടക്കും 120 രാജ്യങ്ങളില്‍നിന്നുള്ള യുവജനങ്ങള്‍ കണ്ണിചേരും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതിനിഷ്ഠമായ സമ്പദ് വ്യവസ്ഥിതിക്കുള്ള ഒരു ആഹ്വാനമാണ് “ഫ്രാന്‍ചേസ്ക്കൊയുടെ സമ്പദ് വ്യവസ്ഥ”. പാപ്പായുടെ നവമായ സാമ്പത്തിക പദ്ധതിയെക്കുറിച്ച് 2020 നവംബര്‍ 19-മുതല്‍ 21-വരെ ഓണ്‍ ലൈന്‍ ത്രിദിനപരിപാടി 120 രാജ്യങ്ങളുമായി കണ്ണിചേരും. പരിപാടിയുടെ പരിസമാപ്തിയില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യ ശ്രൃംഖലയിലൂടെ സമ്മേളനത്തെ അഭിസംബോധനചെയ്യുമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് അറിയിച്ചു. 35 വയസ്സിനു താഴെ പ്രായമുള്ള 2000-ല്‍ അധികംപേര്‍ 120 രാജ്യങ്ങളില്‍നിന്നായി റെജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സമ്മേളന ദിവസങ്ങളില്‍ ഓരോ ദിവസവും 4 മണിക്കൂര്‍ വീതം സാമ്പത്തിക പദ്ധതിയുടെ വത്തിക്കാന്‍ കേന്ദ്രവുമായി ഈ രാജ്യങ്ങളിലെ യുവജനങ്ങള്‍ കണ്ണിചേരും. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ്, സാമ്പത്തിക വിദഗ്ദ്ധരായ കെയ്റ്റ് റാവര്‍ത്ത്, ജഫ്രി സാക്സ്, വന്ദന ശിവ, സ്റ്റേഫനോ സമാഞ്ഞി, മാവുരോ മഗാത്തി, ജുവാന്‍ കമീലോ കര്‍ദേനാസ്, ജെന്നിഫര്‍ നെദേല്‍സ്കി, സിസ്റ്റര്‍ സിസിലി റെനോര്‍ഡ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. 2. കുറച്ചു സമ്പന്നരും അധികം പാവങ്ങളും 2019-ല്‍ ആഗോളതലത്തില്‍ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ സാമ്പത്തിക വിദഗ്ദ്ധരുടെ സംഗമത്തിലാണ് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെപ്പോലും ഉള്‍ക്കൊള്ളുകയും സമൂഹം അവരുടെ ആവശ്യങ്ങള്‍ക്കായി ഉള്ളതില്‍നിന്നും പങ്കവയ്ക്കുകയും ചെയ്യുന്നൊരു സമ്പദ് വ്യവസ്ഥിതിയുടെ ചിന്ത പാപ്പായില്‍നിന്നും സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞത്. ലോകത്തുള്ള അധികം സമ്പത്തും കുറച്ചുപേരുടെ കൈയ്കളില്‍ കുമിഞ്ഞുകൂടുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന അവസ്ഥയുടെ വീരോധാഭാസം സാമ്പത്തിക വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ സമ്മേളനത്തിന്‍റെ തുടര്‍സാദ്ധ്യതകള്‍ മഹാമാരിമൂലം ഇല്ലാതായതിനാലാണ് 2020 നവംബര്‍ 19-മുതല്‍ 21-വരെ തിയതികളില്‍ ഓണ്‍ലൈന്‍ രാജ്യാന്തര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ കൊല്ലുവാനല്ല ജീവിക്കുവാന്‍ സഹായിക്കുന്നതും, ഒഴിവാക്കുവാനല്ല ഉള്‍ക്കൊള്ളുവാന്‍ പോരുന്നതും, മനുഷ്യത്വം നശിപ്പിക്കുവാനല്ല വളര്‍ത്തുവാന്‍ കെല്പുള്ളതും, സൃഷ്ടിയെ ചൂഷണംചെയ്യുന്നതല്ല അതിനെ സംരക്ഷിക്കുന്നതുമായ സാമ്പത്തിക വ്യവസ്ഥിതിയാണ് പാപ്പാ ഫ്രാന്‍സിസ് നവമായി നിര്‍ദ്ദേശിക്കുന്നത്. ഒക്ടോബര്‍ 26-ന് ചൊവ്വാഴ്ച റോമില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് 2020 നവംബറില്‍ ഓണ്‍ ലൈനില്‍ സംഗമിക്കുവാന്‍ പോകുന്ന "ഫ്രാന്‍ചേസ്ക്കൊ സമ്പദ് വ്യവസ്ഥ"യുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് വിശദീകരിച്ചത്. ഓണ്‍ലൈന്‍ സമ്മേളനത്തില്‍ തത്സമയം പങ്കുചേരുവാന്‍ സാധിക്കാത്തവര്‍ക്ക് പാപ്പായുടെ നവമായ സമ്പദ് വ്യവസ്ഥ മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായി സംഘാടക സമിതി സമ്മേളനത്തെ തുടര്‍ന്നുള്ള 9 മാസക്കാലം നീണ്ടുനില്ക്കുന്ന ഒരു "ഓണ്‍ലൈന്‍" പാഠ്യപദ്ധതിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. പാപ്പാ നിര്‍ദ്ദേശിക്കുന്ന ഈ സമ്പദ് വ്യവസ്ഥയുടെ ശാസ്ത്രീയ കമ്മിറ്റിയുടെ അംഗമായ സിസ്റ്റര്‍ അലസാന്ദ്ര സ്മെരേലിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അങ്ങനെ യുവജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍ക്കൊണ്ടും ആരും ഒറ്റയ്ക്കു രക്ഷപ്പെടില്ലെ"ന്നു മനസ്സിലാക്കിക്കൊണ്ടും വരുംതലമുറയെ പാപ്പായുടെ പുതിയ സാമ്പത്തിക ദര്‍ശനത്തിലേയ്ക്കു കൈപിടിച്ച് ഉയര്‍ത്തുവാനുള്ള പരിശ്രമമാണിതെന്നും സംഘാടകര്‍ വിശദീകരിച്ചു. 5. നവമായ സാമ്പത്തിക പദ്ധതി വ്യാപകമാക്കാന്‍ എല്ലാവരെയും എല്ലാത്തരക്കാരെയും ആശ്ലേഷിക്കുന്ന ഈ സാമ്പത്തിക പദ്ധതി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍ സൃഷ്ടിക്കുവാനും ഒരുക്കങ്ങള്‍ നടക്കുന്നതായി സംഘാടക സമിതി അറിയിച്ചു. അങ്ങനെ കോവിഡ് 19-ന്‍റെ പരിമിതികള്‍ കാരണമാക്കുന്ന അകല്‍ച്ച മറികടക്കുവാന്‍ ഓണ്‍ലൈന്‍ കമ്യൂണിറ്റികള്‍വഴി പരിശ്രമിക്കുമെന്നും വ്യക്തമാക്കി. സാമ്പത്തിക പദ്ധതിയുടെ അനുഭവം പങ്കുവയ്ക്കുവാന്‍ സഹായകമാകുന്ന വിധത്തില്‍ യുവജനങ്ങള്‍ക്കായി കൂട്ടായ്മയുടെ കേന്ദ്രങ്ങള്‍ (Economy of Francesco Hubbs EoF hubs) 25 രാജ്യങ്ങളില്‍ രൂപീകരിച്ചു കഴിഞ്ഞുവെന്നും അറിയിച്ചു. 6. പദ്ധതി (EoF) ഗ്രാമങ്ങളും പ്രവര്‍ത്തകരും 2020 മാര്‍ച്ചുമുതല്‍ 1000-ല്‍ അധികം യുവജനങ്ങള്‍ EoF പദ്ധതിയുമായി വിവിധ രാജ്യങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി 12 EoF ഗ്രാമങ്ങള്‍ രൂപീകരിക്കുകയുണ്ടായി. പാപ്പായുടെ നവമായ പദ്ധതിയുടെ ഗുണമേന്മ അനുഭവിക്കുന്നവരാണ് ഈ ഗ്രാമീണരെന്ന് സംഘാടകര്‍ പറഞ്ഞു. 7. യുവജനങ്ങള്‍ ഗ്രാമങ്ങളില്‍ പങ്കുവച്ച വിഷയങ്ങള്‍ സമ്പത്തിന്‍റെ ക്രയവിക്രയം, സമ്പത്തും മാനവികതയും, തൊഴിലിന്‍റെ സംരക്ഷണം, കൃഷിയും നീതിയും, ഊര്‍ജ്ജവും ദാരിദ്ര്യവും, കച്ചവടവും സമാധാനവും, സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്ക്, അസമത്വത്തിന്‍റെ കരിംപുക (CO2 തൊഴിലും ലാഭവും, കച്ചവടത്തിന്‍റെ പരിണാമം, ജീവനും ജീവിതശൈലിയും, നയങ്ങളും സന്തോഷവും എന്നീ വിഷയങ്ങള്‍ പാപ്പായുടെ സാമ്പത്തിക ദര്‍ശനം (Economy of Francesco) ഉള്‍ക്കൊള്ളുവാന്‍ പരിശ്രമിക്കുന്ന ഗ്രാമങ്ങളിലെ യുവജനങ്ങളുമായി പങ്കുവച്ചതായും സംഘാടകര്‍ അറിയിച്ചു. അനിയത്തിയുടെ പ്രിയപ്പെട്ട അണ്ണനായി, പ്രണയനായകനായി, ആക്ഷൻഹീറോ ആയി രജനികാന്ത്; അണ്ണാത്തെ ട്രയിലർ റിലീസ് ചെയ്തു ദീപാവലി ദിനത്തിൽ ആരാധകരെ ആവേശത്തിലാക്കാൻ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യെത്തും. എന്നാൽ, റിലീസ് ആകുന്നതിനു മുമ്പ് തന്നെ സ്റ്റൈൽ മന്നന്റെ ആരാധകരെ ആവേശത്തിലാക്കാൻ ‘അണ്ണാത്തെ’യുടെ ട്രയിലർ എത്തി. രണ്ടു… മീശ പിരിച്ച് ആക്ഷൻ ഹീറോ ആയി രജനികാന്ത്; ആരാധകരെ അടിമുടി ത്രസിപ്പിച്ച് അണ്ണാത്തെ ടീസർ എത്തി ആരാധകരെ ആവേശത്തിലാക്കി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ എത്തി. രൗദ്രഭാവത്തിലാണ് ടീസറിൽ സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ… പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ നടി മേനകയും? സൂചന നൽകി മകൾ കീർത്തി സുരേഷ് പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം ഭ്രമത്തിൽ നടി മേനക സുരേഷും. മറ്റാരുമല്ല, മേനകയുടെ മകളും യുവനടിയുമായ കീർത്തി സുരേഷ് ആണ് ഇത് സംബന്ധിച്ച് സൂചന നൽകി.… ആഗ്രഹം നിറവേറിയ സന്തോഷത്തിൽ പൂര്‍ണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീര്‍ത്തി മോളിവുഡിലെ അഭിനയത്തിലൂടെ യുവപ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ നടിയാണ് കീർത്തി സുരേഷ്. എന്നാൽ താരം ഇപ്പോൾ കൂടുതൽ തിളങ്ങി നിൽക്കുന്നത് തമിഴിലും തെലുങ്കിലുമാണ്. അതെ… ശരീര ഭാരം കൂടിയതിന്റെ പേരിൽ പരിഹസിച്ചവർക്ക് കിടിലൻ മേക്കോവറുകൊണ്ട് മറുപടി കൊടുത്ത് രേവതി സുരേഷ് പ്രമുഖ നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷിന് ശരീര ഭാരം കൂടിയതിന്റെ പേരിൽ നിരവധി പരിഹാസങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അതിന്… ഇതിഹാസനായികക്കുള്ള യഥാർത്ഥ സമർപ്പണം മഹാനടി റീവ്യൂ അഭിനയ ജീവിതത്തിലുടനീളം തനിക്കു ലഭിച്ച വേഷങ്ങളിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ദുൽഖറിൻറെയും മലയാളത്തിന്റെയും തമിഴിലെയും ഏറെ പ്രിയങ്കരിയും താരപുത്രിയുമായ കീർത്തി സുരേഷും ഒരുമിച്ച ചിത്രമാണ് മഹാനടി.… “വാട്ട് എ കൂൾ ചിക്ക്” മഹാനടിയെ കുറിച്ചുള്ള തന്റെ പരാമർശം മാറ്റില്ലെന്ന് അർജുൻ റെഡ്ഢി നായകൻ തെലുങ്ക് സിനിമാലോകത്തെ താരറാണി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മഹാനടി’ അണിയറയിൽ ഒരുങ്ങുകയാണ്. കീർത്തി സുരേഷാണ് ആ ഇതിഹാസ നായികയുടെ വേഷത്തിലെത്തുന്നത്. ജെമിനി ഗണേശന്റെ റോളിൽ മലയാളികളുടെ… എന്താണ് കരടി കളി?ഓണ സ്സന്ധ്യയില്‍ ചെറുപ്പക്കാര്‍ ഒത്തു കൂടുന്നു.ഒരു യുവാവിന്റെ മേല്‍ വാഴ ക്കരിയിലയും ഈ ര്‍ക്കില്‍ കളഞ്ഞ ഓലയും കെട്ടി അലങ്കരിക്കുന്നു.ഭാരം കുറഞ്ഞ പല ത്തടി കൊണ്ട് നിര്‍മ്മിക്കുന്ന കരടി ത്തല മുഖത്ത് ഉറപ്പിക്കുന്നു.കരടി റെഡി.ഇനി തോക്കുമായി എത്തുന്ന വേട്ടക്കാര്‍ ആണ് .കാലുറയും തൊപ്പിയും മരത്തില്‍ ഉണ്ടാക്കി എടുത്ത തോക്കുമായി തനി സായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാര്‍ വരുന്നത്.കരടി പ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയേയു വേട്ടക്കാരനെയും അനുഗമിക്കുന്നു.നടന്‍ വാദ്യോപകരണങ്ങള്‍ ആയ കൈമണി,ഗഞ്ചിറ തുടങ്ങിയവയും കൈത്താളവും ആണ് പിന്നണിയില്‍.ആദ്യം താളത്തിന് ഒപ്പിച്ചുള്ള കരടിയുടെ ചുവടു വയ്പ്പ് ആണ്. പിന്നീട് പാട്ട് തുടങ്ങുന്നു.താനിന്നെ താനിന്നെ തന്നാന തന/താനിന്നെ താനായി തന്നാന എന്ന വായ്ത്താരി ആണ് പാട്ടിനു അകമ്പടി.കാട്ടില്‍ കിടന്നൊരു കള്ള ക്കരടിയെ കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ട് വന്നു/ഉണ്ട കിട്ടും പിന്നെ അവല് കിട്ടും പിന്നെ വെള്ളിപ്പണതിന്മേല്‍ ഒന്ന് കിട്ടും--ഇങ്ങനെ കരടി പ്പാട്ട് തുടങ്ങി പുരോഗമിക്കുന്നു.നാട്ടു പാട്ട് കവികളുടെ ക്ഷിപ്ര കവിതകളും ഈ സന്ദര്‍ഭത്തില്‍ പിറക്കുന്നു.ഒച്ചിറെ ചെന്ന് കെഴക്കോട്ടു നോക്കുമ്പം മാധവി എന്നൊരു വേലക്കാരി/മൂക്കും തൊള ച്ചിട്ട്‌ തൊ ന്ണാനുംകെട്ടീട്ട് /കണ്‍ടോടി നാത്തൂനേ മൂക്കി തൊ ന്ണാന്‍ തുടങ്ങിയ നര്‍മ്മ ചിന്തുകള്‍ ഇങ്ങനെ ഉണ്ടാകുന്നതു ആണ്. കരടി എന്ന കാട്ടു മൃഗത്തിനു മനുഷ്യ രൂപവുമായുള്ള സാദൃശ്യമാണ് ഇങ്ങനെ ഒരു കളിക്ക് രൂപം കൊടുക്കുവാന്‍ പണ്ടുള്ളവരെ പ്രേരിപ്പിച്ചത്.അത് കൊണ്ട് തന്നെ പുലി കളിയേക്കാള്‍ കുറച്ചു കൂടി യുക്തി ലാവണ്യം കരടി കളിക്ക് ഉണ്ട്. രഹേഷ് എന്ന ചെറുപ്പക്കാരന്റെ ഉത്സാഹത്തില്‍ സംഘടിപ്പിക്കപ്പെട്ട കരടി പ്പാട്ട് ശില്‍പ്പ ശാലയില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്നു രവീന്ദ്രന്‍ പിള്ള, കണ്ണന്‍ പിള്ള,രാഘവന്‍ ,തങ്കപ്പന്‍ പിള്ള,പൊടിയന്‍ തുടങ്ങിയ ആശാന്മാര്‍ പങ്കെടുക്കുകയും നീണ്ട പാട്ടുകള്‍ പാടി പുതു തല മുറയെ അത്ഭുത പ്പെടുത്തുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക. 1990 ഓഗസ്റ്റ് 12 ന് കോട്ടയം ജില്ലയിലെ പാലയിൽ ടി കെ വിജയന്റെയും മോഹനകുമാരിയുടെയും മകളായി ജനിച്ചു. അച്ഛൻ റിട്ടയേഡ് ട്രെഷറി ഓഫീസറാണ്. മ്യൂസിക്ക് ടീച്ചറായ അമ്മ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും റിട്ടയർ ചെയ്തു. സെന്റ് മേരീസ് യു പി സ്ക്കൂൾ മൂലമറ്റം, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂൾ ആർക്കുളം എന്നിവിടങ്ങളിലായിരുന്നു അശ്വതിയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂൾ പഠനത്തിനുശേഷം കമ്പ്യൂട്ടർ സയൻസിൽ ബിടെക് കഴിഞ്ഞു. കുട്ടിക്കാലം മുതൽക്കേ സംഗീതം പഠിച്ചിരുന്നു. അമ്മയായിരുന്നു ആദ്യ ഗുരു. അതിനുശേഷം ചിറയ്ക്കൽ സന്തോഷ്, അംബികാദേവി, ടോമി തോമസ് എന്നീ ഗുരുക്കന്മാരിൽ നിന്ന് കർണ്ണാടക സംഗീതവും, ഉസ്താദ് ഫായിസ് ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു. അശ്വതി വിജയന്റെ അമ്മ മോഹനകുമാരി എം ജി രാധാകൃഷ്ണൻ, ഉദയാഭാനു, പെരുമ്പാവൂർ ജി രവീന്ദ്ര നാഥ് എന്നിവരുടെയൊക്കെ ലളിതഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അശ്വതി 4ാം ക്ലാസിൽ പഠിക്കമ്പോൾ പങ്കെടുത്ത ഒരു ഗാനമേളയിലൂടെ തൊടുപുഴയിലുള്ള Advocate താജുദീൻ, Sargam Speed Audios ലെ സർഗ്ഗം കബീറിന് പരിചയപ്പെടുത്തിക്കൊടുത്തു. അതിനു ശേഷം സംഗീത സംവിധായകൻ മോഹൻ സിത്താരയെ കണ്ട് വോയ്സ് ടെസ്റ്റിനായി ചേതനാ സ്റ്റുഡിയോയിൽ ചെന്നു. രാക്ഷസരാജാവ് എന്ന സിനിമയിലെ ഗാനത്തിനുള്ള വോയ്സ് ടെസ്റ്റായിരുന്നു അത്. ടെസ്റ്റിൽ വിജയിച്ച അശ്വതി "സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും എന്ന യുഗ്മ ഗാനം യേശുദാസിനോടൊപ്പം രാക്ഷസ രാജാവിൽ ആലപിച്ചു. 2001 ലായിരുന്നു സിനിമ റിലീസായത്. പിന്നീട് 2013 ൽ മിഴി, കാമൽ സഫാരി എന്നീ സിനിമകളിലും അശ്വതി ഗാനങ്ങൾ ആലപിച്ചു. കേരള സ്ക്കൂൾ കലോത്സ്വവത്തിൽ രണ്ടു തവണ ശാസ്ത്രീയ സംഗീതത്തിലും രണ്ടു തവണ ലളിത സംഗീതത്തിലും സംസ്ഥാന തലത്തിൽ അശ്വതി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.അശ്വതി ഇപ്പോൾ അമേരിയ്ക്കയിലാണ്. അവിടെ ജോലിഎടുക്കുന്നതിനോടൊപ്പം തന്റെ സംഗീതമേഖലയിലെ പ്രവർത്തനങ്ങളും തുടർന്നുപോകുന്നു. Dakkem Tabalem എന്നൊരു സംഗീത ബാൻഡ് അശ്വതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. അശ്വതിയുടെ സഹോദരൻ അജിത്ത് ഓഡിയോ എഞ്ചിനീയറായും അതിനോടൊപ്പം മ്യൂസിക്ക് ടീച്ചറായും ചെന്നൈയിൽ വർക്ക് ചെയ്യുന്നു. സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും രാക്ഷസരാജാവ് വിനയൻ മോഹൻ സിത്താര ചാരുകേശി 2001 പ്രഭാതമാകുന്ന പ്രകാശമേ മിഴി ശ്രീവർമ്മ പരവനെത്ത് സുനിൽ ലാൽ 2013 പ്രേമമോ പ്രേമമെന്നതു ക്യാമൽ സഫാരി കൈതപ്രം ദീപാങ്കുരൻ 2013 ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, കണ്ണൂര്‍ ജില്ലയിലെ വട്ട്യറ എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: വി വി ഗോവിന്ദന്‍. അമ്മ: വി മാധവി. ബാല പ്രസിദ്ധീകരണങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച മറ്റുകൃതികള്‍: കണക്ക് കളിയും കാര്യവും, ഇത്രയും കര്‍പ്പൂരത്തിനെത്ര പണം ഒരു പൈസയ്ക്ക് എത്ര പഴം കിട്ടും കഥ പറഞ്ഞ് കണക്കിലെത്തി! ഭാര്യ സ്വപ്ന കെ പി മക്കള്‍ അലോക് കിരണ്‍ ആര്‍ എസ് ആകര്‍ഷ് കിരണ്‍ ആര്‍ എസ് വിലാസം പാല, കാക്കയങ്ങാട് പി ഒ കണ്ണൂര്‍ ജില്ല 670673 ഫോണ്‍ 9495014936 എ കെ ജി സെന്റർ സമീപം, 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. കൊല്ലം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് മയ്യനാട്.കേരളത്തിലെ ആദ്യ നൂതന ഡിജിറ്റൽ ഗ്രാമപഞ്ചായത്താണ് മയ്യനാട്. ഡിജിറ്റൽ ഗ്രാമപ്പഞ്ചായത്താകുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സർവവിവരങ്ങളും ലഭ്യമാകത്തക്കവിധത്തിൽ വെബ് അധിഷ്ഠിത സൗകര്യം ലഭ്യമാക്കും.വികസനത്തിനു സഹായമാകുന്നതിനു പുറമേ നികുതിശേഖരണം, വാർഡ് അതിർത്തികൾ, തോടുകൾ, കൃഷിയിടങ്ങൾ, ഭൂവിനിയോഗം തുടങ്ങിയ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കും.നികുതി വലയത്തിൽ വരാത്തവരെ കണ്ടെത്താനും ഇതോടനുബന്ധിച്ച് നടപ്പാക്കുന്ന ഇന്റലിജൻസ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം സഹായിക്കും. സൗജന്യ ചികിത്സയിൽ കേരളം ഒന്നാമത്, ആരോഗ്യ രംഗത്തെ പ്രവർത്തന മികവിന് യൂണിയൻ സർക്കാരിന്റെ അവാർഡ് സ്വന്തമാക്കി കേരളം ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി പിഎം ജെഎവൈ കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ 'ഓറഞ്ച് ദ വേൾഡ് കാമ്പയിൻ'' പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം കേരളാേത്സവം 2021 മത്സരങ്ങൾ ഓൺലൈൻ വഴി, രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ് റേഷൻ കടകളിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിക്കുന്നു നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം ന്യൂനപക്ഷ പദവി ഓൺലൈൻ സമർപ്പണ ട്രയൽ ആരംഭിച്ചു എസ്.എം.എസ് വഴി വാട്ടർ ബിൽ ലഭിക്കാൻ മൊബൈൽ നമ്പരുകൾ രജിസ്റ്റർ ചെയ്യാം കർഷകർ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനകം അപേക്ഷിക്കണം സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ/ കുടുംബപെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു ശ്രീലങ്കയിലെ തമിഴരുടെ പ്രശ്‌നം വംശീയതയിലൂന്നിയ രാഷ്‌ട്രീയമാണ്‌. അതിനുളള പരിഹാരം നിരുപാധികമായി കണ്ടെത്തണം. സായുധ സമരത്തിലൂടെ സൈന്യം നേടിയ വിജയം ഒരിക്കലും ശ്രീലങ്കയിലെ തമിഴരുടെ പ്രശ ്‌നങ്ങള്‍ക്കുളള ശാശ്വത പരിഹാരമാകുന്നില്ല. ഇവിടെ യാണ്‌ ലങ്കന്‍ കമ്യൂണിസ്റ്റ്‌ നേതാവ്‌ ഡിസില്‍വയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്‌ ശ്രീലങ്കയില്‍ (അന്ന്‌ സിലോണാണ്‌) തമിഴ്‌ ഭാഷയ്‌ക്കും സിംഹള ഭാഷയ്‌ക്കും തുല്യ പദവി നല്‍കിയാല്‍ ശ്രീലങ്ക ഒരു രാഷ്‌ട്രമായിരിക്കും. അതല്ലായെങ്കില്‍ രാജ്യം രണ്ടായി വെട്ടിമുറിക്കപ്പെടും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതിരുന്ന ലങ്കയിലെ സിംഹളഭരണാധികാരികളാണ്‌ എല്‍ടിടിഇ എന്ന തീവ്രവാദ സംഘടനയുടെ പിറവിക്ക്‌ വിത്തുപാകിയതെന്ന്‌ പറയാം. ഭാഷാ ന്യൂനപക്ഷമായ തമിഴരെ ഒരിക്കലും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക്‌ വരാന്‍ അനുവദിക്കാതിരുന്ന സിംഹള ഭരണാധികാരികളാണ്‌ ഒരു പ്രത്യേക രാഷ്‌ട്രം സ്ഥാപിച്ചില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പു പോലും അപകടത്തിലാകും എന്ന ചിന്തയിലേക്ക്‌ ശ്രീലങ്കയിലെ തമിഴ്‌ വംശജരെ നയിച്ചത്‌ അഹിംസാവാദികളായ ബുദ്ധമതവിശ്വാസികളുടെ നാട്ടില്‍ ഒഴുകിയ ചോരപ്പുഴയുടെ ഉത്ഭവസ്ഥാനമായി ശ്രീലങ്ക മാറിയതിന്റെ കാരണവും മറ്റൊന്നല്ല. രാജ്യത്തെ നേതാക്കന്‍മാരും എന്തിന്‌ രാഷ്‌ട്രത്തലവന്‍മാര്‍ പോലും വധിക്കപ്പെടുന്നതു വാര്‍ത്തയാകാത്ത ഈ കൊച്ചു ദ്വീപുരാഷ്‌ട്രത്തില്‍ എത്രഭീകരമായ വാര്‍ത്ത കേട്ടാലും ഞെട്ടിത്തെറിക്കാത്ത അവസ്ഥയാ ണിന്ന്‌. തമിഴരുടെ മനസില്‍ പുകഞ്ഞ അമര്‍ഷവും രോഷവുമാണ്‌ ആഭ്യന്തരയുദ്ധത്തിലേക്ക്‌ ദ്വീപുരാഷ്‌ട്രത്തെ നയിച്ചത്‌ ലങ്കന്‍ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച്‌ കൊല്ലപ്പെട്ടരുടെ എണ്ണം 70,000 മുതല്‍ 80,000 വരെയാണ്‌. എന്നാല്‍, 2002 ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണലിന്റെ കണക്ക്‌ 220,000 ആണ്‌. ഇതാകട്ടെ യുദ്ധത്തില്‍ നേരിട്ടു കൊല്ലപ്പെട്ടവരുടെ എണ്ണമാണ്‌. യുദ്ധത്തോടനുബന്ധിച്ചുണ്ടായ ആക്രമണങ്ങളിലും സംഘട്ടനങ്ങളിലും മരിച്ചവരുടെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലു ലക്ഷവും കടക്കുന്നു. പരിക്കേറ്റ്‌ കൊല്ലപ്പെട്ടവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം അതിലും കൂടും. ശ്രീലങ്ക ഭരിച്ചിട്ടുളള സിംഹള നേതാക്കളെല്ലാം ഭാഷ കൊണ്ട്‌ രാഷ്‌ട്രീയം കളിക്കാനാണ്‌ എക്കാലവും ശ്രമിച്ചിട്ടുളളത്‌. 1956ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയായിരുന്നു ഭാഷാ രാഷ്‌ട്രീയം കളിക്കുന്നതിന്‌ തുടക്കമിട്ടത്‌. സിംഹള ഭാഷ രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയാക്കി മാറ്റിക്കൊണ്ട്‌ സോളമന്‍ ബന്ദാരനായകെ തുടക്കമിട്ട ഭാഷാ രാഷ്‌ട്രീയം പിന്നീട്‌ വന്ന നേതാക്കളും പിന്തുടര്‍ന്നു. 1959ല്‍ ബുദ്ധഭിക്ഷുവും സിംഹള നുമായ ഒരു തീവ്രവാദിയുടെ തോക്കിന്‍ തുമ്പില്‍ സോളമന്‍ ബന്ദാരനായകെയുടെ ജീവിതം അവസാനിച്ചപ്പോള്‍ ഭാഷാ രാഷ്‌ട്രീയത്തിന്‌ അവസാനമായെന്ന്‌ തമിഴര്‍ പ്രത്യാശിച്ചു. എന്നാല്‍ സംഭവിച്ചത്‌ മറിച്ചായിരുന്നു. പിന്നീട്‌ പ്രധാനമന്ത്രായി സ്ഥാനമേറ്റ സോളമന്‍ ബന്ദാരനായകെയുടെ ഭാര്യ യും ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായിരുന്ന സിരിമാവോ ബന്ദാരനായകെയാവട്ടെ ഭര്‍ത്താവിനേക്കാള്‍ ഒരുപടി കൂടി മുന്നോട്ടു പോയി. വിദ്യാഭ്യസരംഗത്ത്‌ തമിഴരെ അവഗണിച്ച്‌ സിംഹളര്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കുന്ന സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ നിയമം പാസാക്കി കൊണ്ടാണ്‌ സിരിമാവോ തന്റെ സിംഹള പക്ഷപാതിത്വം തെളിയിച്ചത്‌. തങ്ങളുടെ അസ്‌തിത്വത്തിനും നിലനില്‍പിനും നേരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ സംഘടിതമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തമിഴ്‌ വംശജരുടെ, സംഘടിതരാകണം എന്ന സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ എല്‍ടിടിഇ എന്ന സംഘടനയിലൂടെയാണ്‌. തങ്ങള്‍ക്ക്‌ സ്വന്തമായി ഒരു രാഷ്‌ട്രം സാധ്യമാണ്‌ എന്ന്‌ തമിഴരെ വിശ്വസിപ്പിക്കാന്‍ എല്‍ടിടിഇക്ക്‌ സാധിച്ചു എന്നതാണ്‌ എല്‍ടിടിഇ എന്ന സംഘടനയ്‌ക്ക്‌ ശ്രീലങ്കയിലെ തമിഴരുടെ ഇടയില്‍ വലിയൊരു സ്വാധീനം നേടിക്കൊടുത്തത്‌.1976 മെയ്‌ അഞ്ചിനായിരുന്നു ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടയ്‌ക്ക്‌ വേലുപ്പിളള പ്രഭാകരന്‍ തുടക്കമിടുന്നതെങ്കിലും എല്‍ടിടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിക്കുന്നത്‌ 1983 മുതലാണെന്ന്‌ കാണാം. തമിഴ്‌നാട്ടില്‍ നിന്നു ശ്രീലങ്കയിലേക്കുളള തൊഴിലാളികളുടെ കുടിയേറ്റത്തെ തുടര്‍ന്നാണ്‌. രോഗങ്ങളും കഷ്‌ടതകളും ദാരിദ്ര്യവും നിറഞ്ഞ നാളുകള്‍ മാറി എന്നെങ്കിലും തങ്ങള്‍ക്ക്‌ രാജ്യത്ത്‌ തുല്യപദവി സ്വപ്‌നം കണ്ടിരുന്ന തമിഴ്‌ വംശജര്‍ക്ക്‌ സിഹളരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ സമാധാനത്തിന്റെയും സഹനത്തിന്റെയും പാത വെടിഞ്ഞ്‌ കടന്നാക്രമണത്തിന്റെ പാത തിരഞ്ഞെടുക്കുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ വിജയം. പുലിപടൈ പേരില്‍ 1972-73 കാലഘട്ടത്തില്‍ തുടങ്ങിയ മുന്നേറ്റമാണ്‌ 1976 ല്‍ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്ന സംഘടനയായി മാറിയത്‌. ശ്രീലങ്കന്‍ ജനസംഘ്യയുടെ 11 ശതമാനം വരുന്ന ഇന്ത്യന്‍ തമിഴ്‌ വംശജരും 12 ശതമാനം വരുന്ന ലങ്കന്‍ തമിഴ്‌ വംശജരും നല്‍കിയ പിന്തുണയാണ്‌ എല്‍ടിടിഇയ്‌ക്ക്‌ ലങ്കയിലും ഇന്ത്യയിലും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടില്‍ വലിയ സ്ഥാനം നേടിക്കൊടുത്തത്‌. എന്നാല്‍, എഴുപതിലേറെ വരുന്ന സിംഹള ജനവിഭാഗം ഇന്നും തമിഴ്‌ വംശജരെ തരംതാണവരായാണ്‌ വിലയി രുത്തുന്നത്‌.എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും തമിഴ്‌ പ്രസിദ്ധീകരണങ്ങളും തമിഴ്‌ സിനിമകളും നിരോധിച്ചു കൊണ്ടുളള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനവും ഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ നിരോധിച്ചതും സര്‍വസാധാരണക്കാരായ തമിഴ്‌ വംശജരേയും സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. തമിഴ്‌ രാഷ്‌ട്രം എന്ന സ്വപ്‌നത്തിന്‌ പോരാട്ടമല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന്‌ വിശ്വസിച്ച പുലിത്തലവന്‍ പ്രഭാകരനാണ്‌ എല്‍ടിടിഇയെ ചോരകൊണ്ടു കണക്കു തീര്‍ക്കാന്‍ പഠിപ്പിച്ചത്‌. അതിന്റെ ആദ്യപടിയായി 1983 ല്‍ ശ്രീലങ്കന്‍ സൈന്യത്തിനു നേരെ നടത്തിയ കടന്നാക്രമണത്തില്‍ മരിച്ചത്‌ 13 സൈനികരായിരുന്നു. ഈ ആക്രമണത്തിന്റെ പരിണിതഫലം വളരെ വലുതായിരുന്നു. പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ആയിരക്കണക്കിന്‌ തമിഴര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. അതോടെ വാര്‍ത്തകളില്‍ നിറഞ്ഞ എല്‍ടിടിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ശ്രീലങ്കന്‍സേനയുടെ തക്ക ആയുധബലം സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ എല്‍ടിടിഇയുടെ ഒരു നേട്ടം. തൊണ്ണൂറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഗറില്ലാസംഘം എന്ന പേര്‌ എല്‍ടിടിഇയ്‌ക്ക്‌ അവകാശപ്പെട്ടതായിരുന്നു. സ്വയം മരിച്ച്‌ മറ്റുളളവരേയും കൊല്ലുനന്ന രീതി ശ്രീലങ്ക യില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഭീതിവിതച്ചു. എല്‍ടിടിഇയുടെ ഈ ചോരക്കളി `തമിഴ്‌പുലി'കള്‍ എന്ന പേരിന്‌ കുപ്രസിദ്ധി നേടിക്കൊടുത്തു. ശ്രീലങ്കന്‍ സര്‍ക്കാരുമായി പുലികള്‍ പലതവണ ഏറ്റുമുട്ടി. അതിനിടയില്‍ ലങ്കന്‍ പ്രസിഡന്റ്‌ ജയവര്‍ധനയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യന്‍ സൈന്യം സമാധാനശ്രമങ്ങള്‍ക്കായി ലങ്കയിലെത്തി. എന്നാല്‍ സമാധാനം എന്ന ലക്ഷ്യം അപ്പോഴും വളരെ വിദൂരതയിലായിരുന്നു. മാത്രമല്ല ഈ തീരുമാനത്തിന്‌ ഇന്ത്യയ്‌ക്ക്‌ കനത്തവിലയും നല്‍കേണ്ടിവന്നു. എല്‍ടിടിയുടെ ചാവേര്‍സംഘം 1991 മെയ്‌ 21 ന്‌ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജീവനപഹരിച്ചു. പ്രഭാകരനായിരുന്നു ആക്രമണത്തിന്റ ബുദ്ധികേന്ദ്രം എന്നത്‌ ഇന്ത്യയെ ഞെട്ടിച്ചു കളഞ്ഞു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജീവ്‌ ഗാന്ധിയെ വധിച്ച്‌ ഇന്ത്യ യ്‌ക്കു പുറമെ ലോകരാഷ്‌ട്രങ്ങളെമുഴുവന്‍ വെറുപ്പിച്ച പ്രഭാകരന്‍ മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 2006 മുതല്‍ പുലികളുടെ പോരാട്ടവീര്യത്തില്‍ വലിയ കുറവാണുണ്ടായിട്ടുളളത്‌. 2006നു ശേഷം പഴയ പോരാട്ടങ്ങളുടെ ചരിത്രം മാത്രമേ പുലികള്‍ക്ക്‌ മുന്നോട്ടുവയ്‌ക്കാ നുാണ്ടായിരുന്നുള്ളു. പുലികള്‍ക്കു സ്വന്തം ജനതയിലുണ്ടായിരുന്ന പ്രീതിയും കുറഞ്ഞു തുടങ്ങിയത്‌ അന്നു മുതലാണൈന്ന്‌ പറയാം. കുട്ടികളെ സൈന്യത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതും വലിയൊരു ജനസമൂഹത്തെ മനുഷ്യപരിചകളാക്കിക്കൊണ്ടുളള പോരാട്ടത്തോടും തമിഴ്‌ ജനതയ്‌ക്കുണ്ടായ വെറുപ്പ്‌ ഇല്ലാതാക്കാന്‍ തമിഴ്‌ രാജ്യമെന്ന വിദൂര സ്വപ്‌നം മതിയാവുമായിരുന്നില്ല. മഹീന്ദ രജപക്‌സെയുടെ സൈന്യം പ്രഭകരന്റേയും അതുവഴി എല്‍ടിടിയുടേയും മരണപത്രത്തില്‍ ഒപ്പുവയ്‌ക്കുമ്പോള്‍ അവസാനിക്കുന്നത്‌ ചെങ്കനല്‍പ്രഭ ചിതറിയ ഒരു യുഗം തന്നെയാണ്‌. തമിഴ്‌ ദേശീയതയുടെ കപടമുഖംമൂടിയണിഞ്ഞ്‌ പ്രഭാകരന്‍ എഴുതിച്ചേര്‍ത്ത ചോരയുടെ ചരിത്രം അംഗീകരിക്കാന്‍ ആരും തയാറാവില്ല എന്ന കാര്യം ഒരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴും തമിഴന്മാരെ മൂന്നാംകിടയായി കണക്കാക്കുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ചു പോക്കിനായിരിക്കും പ്രഭാകരന്റെയും എല്‍ടിടിഇയുടേയും അന്ത്യം വഴിവയ്‌ക്കുകയെന്ന്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍ സത്യമാവാനാണ്‌ സാധ്യത. കലാകാരന്‍മാരും ചിത്രകാരന്‍മാരും പൊതുസമൂഹത്തിന്റെ മനസാക്ഷിയാണ്. അവര്‍ക്ക് ഏതു കാലഘട്ടത്തിലും ശരികളെ കുറിച്ച് പറയേണ്ടിവരും. ആപല്‍സൂചനകളെ പരിഗണിക്കാതെ കടന്നു പോകാനാവില്ല. ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പറയും. അതാണ് ടി. ആര്‍. ഉദയകുമാര്‍ എന്ന ചിത്രകാരന്‍ ചെയ്യുന്നത്. ചുവപ്പ് ആപത്തിന്റെയും മുന്നറിയിപ്പിന്റെയും ജാഗ്രതയുടെയും നിറമാണ്. ചോരക്കടലില്‍ സുഖശയനത്തില്‍ കിടക്കുന്ന ശ്രീബുദ്ധനും മൂല്യച്യുതികള്‍ കാണാനാവാതെ കെട്ടിമൂടിവച്ചിരിക്കുന്ന ഗാന്ധി പ്രതിമയും നമ്മോട് ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നു. നാം പോലുമറിയാതെ കടന്നുവരുന്ന വരുന്ന ഫാസിസത്തെ കുറിച്ചും ഉദയകുമാര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ഛേദത്തിന്റെ ചിത്രം മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ആപത്തിന്റെ വക്കിലെത്തിയ വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ചിത്രമാകുന്നു. കോട്ടയത്ത് ശാസ്ത്രി റോഡിലുള്ള കെപിഎസ്‌മേനോന്‍ ആര്‍ട്‌സ് ഹാളില്‍ ഉദയന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. കഴിയാവുന്നവരെല്ലാം പോകണം. കാണണം. ചിത്രകാരനോട് നേരിട്ടു സംവദിക്കണം. 24 വരെ പ്രദര്‍ശനമുണ്ടാവും. ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്‌കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7 രാജസ്ഥാന്‍ റോയല്‍സ്(148-8) ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്‌കോര്‍ രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇങ്ങനെയൊക്കെ ചെയ്യാമോ ആദ്യ പന്തില്‍ ഷായുടെ സ്റ്റംപ് കവര്‍ന്ന് ആര്‍ച്ചറുടെ ആനന്ദനൃത്തം- വീഡിയോ ഡല്‍ഹിക്കായി ആദ്യ പന്ത് നേരിട്ട യുവതാരം പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത് ആഞ്ഞടിച്ച് ആര്‍ച്ചര്‍; ആദ്യ പന്ത് മുതല്‍ വിക്കറ്റ്, ഡല്‍ഹിക്ക് മോശം തുടക്കം ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത് കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്‍, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം ഷെയ്‌ന്‍ വോണിന്‍റെയും റിക്കി പോണ്ടിംഗിന്‍റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി; തന്നെയാണ് മർദ്ദിച്ചതെന്ന് പ്രസിഡന്റ് Gold Smuggling കരിപ്പൂരിൽ നാല് കിലോ സ്വർണം പിടിച്ചു: രണ്ട് പേർ അറസ്റ്റിൽ Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Covid 19 യുഎഇയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ Toyota ടൊയോട്ടയുടെ കിടിലന്‍ ലൈഫ് സ്റ്റൈല്‍ ട്രക്ക് ഇന്ത്യയിലേക്ക് Omicron Variant ഒമിക്രോണ്‍ എവിടെ നിന്ന് വന്നു? അതിന്റെ വാസ്തവമെന്ത്? Bajaj ഒലയെ തോല്‍പ്പിക്കാന്‍ വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുമായി ബജാജ് വരുന്നു റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു ന്യൂഡല്‍ഹി: റെംഡെസിവിറിന്റെ അനാവശ്യമായ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. റെംഡെസിവിറിന്റെ ഉപയോഗം കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ ആശുപത്രിവാസം കുറയ്ക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളും റെംഡെസിവിര്‍ മരുന്നും പൂഴ്ത്തിവയ്ക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് ഗുരുതരമായി ബധിച്ചവരുടെ ആശുപത്രിവാസം കുറയ്ക്കാന്‍ കഴിയുമെന്ന് യുഎസ് പഠനം കണ്ടെത്തിയിട്ടുണ്ട് ഗുലേറിയ വ്യക്തമാക്കുകയും ചെയ്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ സാച്ചുറേഷന്‍ 94ന് മുകളിലാണെങ്കില്‍ കോവിഡ് ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ മരുന്ന് ഉപയോഗിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. Also Read- Covid 19 കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു കോവിഡ് വൈറസ് ഗുരുതരമായി ബാധിക്കുന്നവരില്‍ മാത്രമേ റെംഡെസിവിര്‍ മരുന്ന് ശുപാര്‍ശ ചെയ്യാമെന്നും ഓക്‌സിജന്‍ സാച്ചുറേഷനില്‍ 93ന് താഴെയുള്ളവര്‍ക്ക് മാത്രമേ റെംഡെസിവിര്‍ ആവശ്യമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ കേവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ബ്രിട്ടന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും. ആരോഗ്യ, സാമൂഹിക പാരിപാലന വകുപ്പ് എന്‍എച്ചഎസുമായും യുകെയിലെ വിതരണക്കാരും നിര്‍മ്മാതക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം ഓക്സിജന്റെ കടുത്ത ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ പുതിയ കേസുകളിലും മരണങ്ങളിലും വര്‍ധനവുണ്ടായി. കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെതുടര്‍ന്ന് ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഞായറാഴ്ച യുകെയില്‍ നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യയിലെത്തും. കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കുമെന്നും അറിയിച്ചു. 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും. 'കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു'യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. 'റെംഡെസിവിറിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാള്‍ ദോഷം ചെയ്യും എയിംസ് ഡയറക്ടര്‍ Omicron ഒമൈക്രോൺ വകഭേദം വ്യാപിക്കാൻ കാരണം വാക്സിൻ നിരക്ക് കുറഞ്ഞതോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ Covid 19 സംസ്ഥാനത്ത് 3382 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5779 Omicron അതീവ ജാഗ്രതയില്‍ കേരളം :എല്ലാ മുന്‍ കരുതലും, ഒമിക്രോണ്‍ വകഭേദം കേരളത്തിലില്ല; മന്ത്രി വീണാ ജോര്‍ജ് Omicron വാക്‌സിന്‍ ക്ഷാമം നികത്താന്‍ 108 ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ കയറ്റി അയയ്ക്കാൻ ഒരുങ്ങി ഭാരത് ബയോടെക് Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിയ്ക്ക് കോവിഡ്; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു Omicron ഒമൈക്രോണ്‍ വേരിയന്റ് ഡെൽറ്റ വകഭേദത്തിന്റെ അത്ര മാരകമാണോ? മരണസാധ്യത കുറവെന്ന് വിദഗ്ധർ Omicron ഒമൈക്രോൺ ലക്ഷണങ്ങൾ 'അസാധാരണമെങ്കിലും നേരിയത് ആദ്യമായി മുന്നറിയിപ്പ് നൽകിയ ദക്ഷിണാഫ്രിക്കൻ ഡോക്ടർ Omicron| ഒമൈക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക Omicron വിമാനത്താവളങ്ങളിൽ പരിശോധന; പോസിറ്റീവ് ആകുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം Omicron variant ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണം ഡൽഹി സർക്കാർ Arrest വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദന്ത ഡോക്ടർ അറസ്റ്റിൽ CBI 5 സേതുരാമയ്യര്‍ ഈസ് ബാക്ക്; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കം Rajya Sabha പ്രതിഷേധം അതിരുവിട്ടു; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ Face Mask 1800 വർഷം പഴക്കമുള്ള, കുതിരപ്പട്ടാളക്കാരന്റെ മുഖാവരണം തുർക്കിയിൽ കണ്ടെത്തി GlaxoSmithKline എച്ച്ഐവി ഭേദമാക്കുന്ന ചികിത്സാരീതി; മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാൻ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ മുസ്‌ലിം ധൈഷണിക നവജാഗരണത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പ്രമുഖ കൃതിയാണ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് റീലീജിയസ് തോട്ട് ഇന്‍ ഇസ്‌ലാം. ബാങ്കേ ദറാ, ഇര്‍ബേ കലീം, ബാലേ ജിബ്‌രീല്‍, അസ്‌റാറെ ഖുദി, റുമൂസേ ബേഖുദി തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍. തന്റെ ജന്മനാടിന്റെയും മുസ്‌ലിം ജനതയുടെയും രാഷ്ട്രീയ ഭാവി രൂപപ്പെടുത്തുന്നതിനായി കര്‍മ നിരതമായ ജീവിതമുടനീളം സാഹിത്യ സൃഷ്ടികളുടെ ഒരു മഹാപ്രവാഹം തന്നെ തീര്‍ത്തു അദ്ദേഹം. ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ അനായാസേന രചന നിര്‍വഹിച്ചിരുന്ന തന്റെ സാഹിത്യം അതിന്റെ വിശാല വ്യാപ്തിയില്‍ നിയമം, തത്വശാസ്ത്രം, മതം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇഖ്ബാലിന്റെ മരണവാര്‍ത്തയറിഞ്ഞ ടാഗോര്‍ എഴുതി: ‘ഇഖ്ബാലിന്റെ മരണം സാഹിത്യലോകത്തിനേല്‍പിച്ച മുറിവുകള്‍ അത്ര പെട്ടെന്ന് ഭേദമാവുന്നവയല്ല. ലോക ഭൂപടത്തില്‍ ചെറിയൊരിടം മാത്രം സ്വന്തമായുള്ള ഇന്ത്യക്ക് ഇഖ്ബാലിനെ പോലെ വിശ്വജനീന മൂലയത്തോടെ കവിതകളെഴുതിയ ഒരാളുടെ നഷ്ടം നികത്താനാവാത്തതാണ്. 1901 ലെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള ഒരു ഉര്‍ദു പ്രബന്ധമാണ് ഇഖ്ബാലിന്റെ ആദ്യ കൃതി. അര്‍മുഗാനെ ഹിജാസ് (ഹിജാസിന്റെ സമ്മാനം) എന്ന പേരില്‍ മരണ ശേഷം പ്രസിദ്ധീകൃതമായ ഉര്‍ദു-പേര്‍ഷ്യന്‍ കവിതകളാണ് അവസാന കൃതി. ഇസ്‌ലാമിക-പൗരസ്ത്യ-പാശ്ചാത്യ പാരമ്പര്യങ്ങളിലെ ആത്മീയവും ഭൗതികവുമായ നിരവധി ധാരകളുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന തന്റെ കൃതികളില്‍ ‘മാസ്റ്റര്‍ പീസാ’ യി ഗണിക്കപ്പെടുന്നത് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ‘ജാവീദ് നാമ’ (അനശ്വരതയുടെ പുസ്തകം) യാണ്. ഫിര്‍ദൗസിയുടെ ശാഹ്‌നാമ, റൂമിയുടെ മസ്‌നവി, സഅ്ദിയുടെ ഗുലിസ്താന്‍, ഹാഫിസിന്റെ ദീവാന്‍ തുടങ്ങിയ പേര്‍ഷ്യന്‍ ക്ലാസിക്കുകളുടെ നിരയില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ജാവീദ്‌നാമ ഇടമുറപ്പിച്ചു. പാശ്ചാത്യ സാഹിത്യത്തിലെ അനശ്വര സാന്നിധ്യമായ ഡാന്റെ അലിഗിയേരിയുടെ ഡിവൈന്‍ കോമഡി അനുകരിച്ചെഴുതിയ വാനാരോഹണാഖ്യാനമാണ് ജാവീദ്‌നാമ. ഭൂമിയില്‍ നിന്നു ആരംഭിക്കുന്ന യാത്ര ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയ നഭോമണ്ഡലങ്ങള്‍ പിന്നിട്ട് ദൈവത്തിന്റെ സന്നിധിയിലേക്ക് എത്തിച്ചേരുന്നു. വിവിധ മണ്ഡലങ്ങളില്‍ വെച്ച് കണ്ടുമുട്ടുന്ന മഹാവ്യക്തിത്വങ്ങളിലൂടെ ഇഖ്ബാലിയന്‍ ദര്‍ശനങ്ങളുടെയും വിചാരപ്പെടലുകളുടെയും ആത്മാര്‍ഥ പ്രകാശനം നിര്‍വഹിക്കുകയാണ് കവി. ഇഖ്ബാലിന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമായ ജാവീദ് നാമ സമയം, സ്വത്വം, ദിവ്യപ്രണയം, മാനവ ധിഷണ തുടങ്ങിയവയെ സംബന്ധിച്ച വിപ്ലവദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്നതു പോലെ കമ്യൂണിസം, നാഷണലിസം, സോഷ്യലിസം പോലുള്ള ആധുനിക പ്രത്യശാസ്ത്രങ്ങളോടുള്ള തന്റെ സമീപനങ്ങളെയും വ്യക്തതയോടെ അവതരിപ്പിക്കുന്നു. ഇസ്‌ലാമിക പ്രപഞ്ച ദര്‍ശനത്തിന്റെ ഘടനയില്‍ ക്രമപ്പെടുത്തപ്പെട്ടതാണെങ്കിലും ഈ കാവ്യം ഇതര മതങ്ങളുടെ ഗുണവശങ്ങള്‍ മുന്‍വിധിയില്ലാതെ അന്വേഷിക്കുന്നുണ്ട്. ഇന്റര്‍ഫെയ്ത് ഡയലോഗിനുള്ള അവ്യാജ ശ്രമം തന്നെയുണ്ടിതില്‍. ആധുനിക നാഗരികതയുടെ വിമര്‍ശം നിര്‍വഹിക്കുന്നതോടൊപ്പം പാശ്ചാത്യ-പൗരസ്ത്യ നാഗരികതകളുടെ സമഗ്രമായ പഠനമാണ് ഈ കലാസൗഭഗം. അല്ലാഹുവോടുള്ള പ്രാര്‍ഥനയോടെ (മുനാജാത്ത്) യാണ് കാവ്യം ആരംഭിക്കുന്നത്. സായാഹ്ന വേളയില്‍ നദിക്കരയിലിരുന്നു കൊണ്ട് മൗലാന റൂമിയുടെ കവിതകളുരുവിട്ടു കൊണ്ടിരിക്കുകയായിരുന്ന കവിയുടെ സമീപം റൂമിയുടെ ആത്മാവ് സന്നിഹിതമാവുന്നതാണ് യാത്രയുടെ പശ്ചാത്തലം. റൂമിയോട് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്ന കവിയുടെ സംശയങ്ങളില്‍ സുപ്രധാനമായത് ‘മനുഷ്യാത്മാവ് സ്ഥല-കാലങ്ങളുടെ സീമകള്‍ ഭേദിക്കുന്നതെങ്ങനെയാണ്?’ എന്നതായിരുന്നു. ഈ ചോദ്യം കൊണ്ട് കവി ആവശ്യപ്പെടുന്നത് പ്രവാചകരു (സ്വ) ടെ ആകാശാരോഹണത്തിന്റെ തത്വശാസ്ത്രപരമായ വ്യാഖ്യാനമാണ്. അങ്ങനെ അല്‍പനേരം കഴിഞ്ഞപ്പോള്‍ സ്ഥല-കാലങ്ങളുടെ മാലാഖയായറിയപ്പെടുന്ന ‘സര്‍വാന്‍’ കടന്നു വരുന്നു. ദ്വിമുഖനായ ഒരു മാലാഖയായിട്ടാണ് കവി ‘സര്‍വാനെ’ പരിചയപ്പെടുത്തുന്നത്. ഒരു മുഖം ഇരുണ്ടതും നിര്‍വികാരവുമായി കാണപ്പെടുമ്പോള്‍ മറ്റേ മഖം പ്രകാശപൂരിതവും ഉന്മേഷ ഭരിതവുമായിരുന്നു. ജാവീദ് നാമയിലെ ‘സമയ’ ബന്ധിയായ ഇഖ്ബാലിയന്‍ വീക്ഷണം ആധുനിക ദശയിലെ മത-തത്വജ്ഞാന സാഹിത്യ ലോകത്തിന് വലിയ സംഭാവനയാണ്. കേവലമായ പരമമായ സമയത്തെയും ഭൗതികമായ സമയത്തെയും സന്തുലിതമായി സമീപിക്കുന്ന പ്രത്യക്ഷ വൈരുദ്ധ്യം ഇവിടെ കാണാം. ഭൗതികമായ സ്ഥലകാല ബന്ധിതാസ്തിത്വ (സ്പാഷ്യോ-ടെംപറല്‍ എക്‌സിസ്റ്റന്‍സ്) ത്തിനതീതമായി കേവലമായ അസ്തിത്വത്തിന്റെ ഓണ്‍ടോളജിക്കല്‍ തലത്തെ കാണാന്‍ അനുവാചകനെ ഉദ്‌ബോധിപ്പിക്കുകയാണ് കവി. സൗരാഷ്ട്ര മതത്തിന്റെ പ്രാചീന ശാഖകളിലൊന്നായ ‘സര്‍വാനിസ’ത്തിലെ കേന്ദ്ര നായകനാണ് സര്‍വാന്‍. അനന്തമായ കേവല സമയത്തെ ബിംബവല്‍ക്കരിക്കുന്ന സര്‍വാന്‍ ജന്മം നല്‍കുന്നതോടെ അഹുറമസ്ദയും അംഗ്ര മെയ്‌ന്യുവും ഭൗതിക ലോകത്തെത്തുന്നു. സര്‍വാനെ ഇരട്ടമുഖനായി ചിത്രീകരിക്കുന്നതിന്റെ താല്‍പര്യം സമയത്തിന്റെ ഈ ദ്വിമാനങ്ങളെ പരിചയപ്പെടുത്തുകയെന്നതു തന്നെയാണ്. ശോഭയാര്‍ന്ന മുഖം അഭൗതികമായ കേവല സമയത്തിന്റെ പ്രതിനിധാനം ചെയ്യുന്നു. ഇരുണ്ട മുഖം പ്രതിനിധീകരിക്കുന്നത് ഭൗതികമായ സമയത്തെയും അതിന്റെ ബന്ധനങ്ങളുടെ തമസ്സിനെയുമാണ്. നിങ്ങള്‍ കാലത്തെ അധിക്ഷേപിക്കരുത്; കാരണം കാലം ഞാന്‍ തന്നെയാകുന്നു എന്ന ദൈവീക വചനം ഇഖ്ബാലിന്റെ ബോധമണ്ഡലത്തെ ഗാഢമായി ആശ്ലേഷിക്കുകയുണ്ടായി. ഫ്രാന്‍സില്‍ വെച്ച് തത്വചിന്തകനായ ഹെന്റി ബെര്‍ഗ്‌സണിനെ കണ്ട്മുട്ടിയ ഇഖ്ബാല്‍ തന്റെ സമയ ദര്‍ശനം അദ്ദേഹത്തോട് പങ്കുവെക്കുന്നുണ്ട്. കേവലമായ സമയമില്ലെന്ന ഐന്‍സ്റ്റീനിയന്‍ വാദം തന്നെ അലോസരപ്പെടുത്തുന്നുവെന്ന് അദ്ദേഹം ബെര്‍ഗ്‌സണോട് പറഞ്ഞു. ഡിവൈന്‍ കോമഡിയില്‍ ഡാന്റെയുടെ വഴികാട്ടി വിഖ്യാത റോമന്‍ കവി വിര്‍ജിലായിരുന്ന പോലെ റൂമിയുടെ മാര്‍ഗദര്‍ശനത്തില്‍ ഇഖ്ബാല്‍ യാത്ര ആരംഭിക്കുന്നു. ആദ്യമായി ഇരുവരും എത്തിച്ചേരുന്നത് ചന്ദ്രനിലാണ്. ഇവിടെ വെച്ച് പ്രമുഖ ഹിന്ദു സന്യാസി വിശ്വാമിത്രനെ ഒരു ഗുഹക്കകത്ത് വെച്ച് കണ്ടുമുട്ടുന്നു. വിശ്വത്തിന്റെ മിത്രമായ വിശ്വാമിത്രനെ ‘ജഹാന്‍ ദോസ്ത്’ (ഫ്രന്റ് ഓഫ് എവരി വണ്‍) എന്നാണ് ഇഖ്ബാല്‍ വിളിക്കുന്നത്. വിശ്വാമിത്രന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിലൊന്ന് ദൈവത്തിന്റെ അസ്തിത്വം എങ്ങനെ തെളിയിക്കുമെന്നായിരുന്നു. അത് തെളിയിക്കാനാവശ്യമില്ലാത്ത വിധം വ്യക്തമാണെന്ന് ഇഖ്ബാല്‍ പ്രതിവചിച്ചു. സ്ഥല-കാല ബന്ധനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യുക്തിയുടെ ഭൗതിക തലത്തിനപ്പുറത്തേക്കുള്ള ആത്മാവിന്റെ പ്രയാണമാണ് മിഅ്‌റാജ്. യുക്തി അവസാനിക്കുന്നിടത്ത് നിന്ന് ആത്മാവ് ആരംഭിക്കുന്നു. ഇതിനര്‍ഥം ആത്മീയതയും ദൈവവിശ്വാസവും യുക്തിക്ക് നിരക്കാത്തതാണെന്നല്ല. സോക്രട്ടീസിന്റെയും ഡെമോക്രിറ്റസിന്റെയും ദൈവനിഷേധത്തെ ശേഷം വന്ന പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍ തുടങ്ങിയ മഹാമേരുക്കള്‍ യുക്തിയുടെ പിന്‍ബലത്തില്‍ ഖണ്ഢിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ ശാസ്ത്രീയ പ്രമാണം നിര്‍ദേശിച്ച ഫ്രാന്‍സിസ് ബേക്കണ്‍ പറയുന്നത് ‘അല്‍പം ശാസ്ത്രജ്ഞാനം മനുഷ്യനെ അവിശ്വാസിയാക്കുമ്പോള്‍ ഗഹനമായ ശാസ്ത്രജ്ഞാനം അവനെ വിശ്വാസിയാക്കുന്നു’ എന്നാണ്. ജ്ഞാനോദയ കാലത്തെ പ്രശസ്ത ഫ്രഞ്ച് ചിന്തകന്‍ ഡെനിസ് ദിദറോ വരെ ലൈബ്‌നിസ് എന്ന വിസ്മയ പ്രതിഭയുടെ വിലാസങ്ങള്‍ കണ്ട് അത്ഭുതം കൂറിയിട്ട് പറഞ്ഞു: ‘ലൈബ്‌നിസിന്റെ പ്രതിഭാധനത്വവും കഴിവുകളും കാണുമ്പോള്‍ വല്ല മൂലയിലും പോയി ജീവനൊടുക്കിയാലോ എന്ന് ഞാന്‍ ആലോചിച്ച് പോകുന്നു’. ഫിലോസഫര്‍, ഗണിത ശാസ്ത്രജ്ഞന്‍, ദൈവശാസ്ത്രജ്ഞന്‍, ശാസ്ത്രജ്ഞന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം പൂര്‍ണാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിച്ച ലൈബ്‌നിസ് ദൈവവിശ്വാസിയായിരുന്നു. ശാസ്ത്ര ലോകത്തെ അത്ഭുതങ്ങളായ ഐസക് ന്യൂട്ടണും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഭൗതികമായ പദാര്‍ഥ പ്രപഞ്ചത്തിനു പിന്നില്‍ ഒരു അതീത ശക്തിയുണ്ടെന്ന് വിശ്വസിച്ചവരായിരുന്നു. ആധുനിക ഫിസിക്‌സിന്റെ പിതാവായറിയപ്പെടുന്ന മാക് പ്ലാങ്ക് ദൈവവിശ്വാസിയായിരുന്നു. ദെക്കാര്‍ത്, വിറ്റ്‌ഗെന്‍സ്റ്റൈന്‍, ഗെയ്‌ഥേ തുടങ്ങിയവരും ഒരു നിഗുഢ ശക്തിയില്‍ വിശ്വസിക്കുന്നവരായിരുന്നു. പരിണാമ സിദ്ധാന്തത്തിനു ശേഷം ദൈവ നിഷേധത്തിന്റെ മൗലിക വാദം ശക്തിപ്പെട്ട് തുടങ്ങുകയും മെറ്റീരിയലിസ്റ്റിക്കായ ആധുനിക ശാസ്ത്രം മനുഷ്യന്റെ ആത്മീയ മണ്ഡലത്തെ അവഗണിച്ച് പോരുകയും ചെയ്തു. പുതിയ കാലത്ത് ന്യൂറോ സയന്‍സിന്റെയും സൈക്കോളജിയുടെയും തിയററ്റിക്കല്‍ ഫിസിക്‌സിന്റെയുമെല്ലാം പിന്‍ബലത്തില്‍ ദൈവവിശ്വാസത്തിന്റെ യുക്തിഭദ്രത തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഗോഡ് ഡെല്യൂഷന്‍ എന്ന കൃതിക്ക് മറുപടിയെന്നോണമുള്ള ബയോളജിസ്റ്റും പാരാസൈക്കോളിജിസ്റ്റുമായ റൂപര്‍ട്ട് ഷെല്‍ഡ്രേക്കിന്റെ സയന്‍സ് ഡെലൂഷ്യന്‍ ശാസ്ത്ര ലോകത്തെ മൗലികമായ അടിസ്ഥാന രഹിത സിദ്ധാന്തങ്ങളെ ഓരോന്നായി ഖണ്ഡിക്കുന്നുണ്ട്. എന്നാല്‍ ദൈവത്തെ കുറിച്ച യുക്തിയുടെ വ്യാപാരങ്ങള്‍ക്കപ്പുറത്ത് ഹൃദയത്തിന്റെ മൗന ഭാഷ വാചലമായി തുടങ്ങുന്നു. എല്ലാം യുക്തികൊണ്ട് അളന്നു തീര്‍ക്കാമെന്ന അതിമോഹവുമായി നടന്നിരുന്ന ദെക്കാര്‍തിനോട് പാസ്‌കലിനുണ്ടായിരുന്ന വിയോജിപ്പും മറ്റൊന്നുമായിരുന്നില്ല. ദൈവത്തെ ആത്മാവു കൊണ്ട് അനുഭവിക്കുകയാണ് വേണ്ടതെന്നാണ് പാസ്‌കല്‍ അഭിപ്രായപ്പെടുന്നത്. ഇഖ്ബാലിന്റെ ഭാഷയില്‍ ‘അഖ്‌ലി’ന് പകരം ‘ഇശ്ഖ്’ കൊണ്ടാണ് ദൈവത്തെ കണ്ടെത്തേണ്ടത്. വിശ്വാമിത്രനോട് യാത്ര പറഞ്ഞ് നീങ്ങിയ കവിയും റൂമിയും അടുത്തതായി കണ്ടുമുട്ടുന്നത് കവിതയുടെയും കലയുടെയും പ്രതിരൂപമായ സരോഷ് എന്ന സുന്ദരിയെയാണ്. കാര്‍ട്ടീഷ്യന്‍ സയന്‍സിന്റെ ന്യൂനീകരണങ്ങ(റിഡക്ഷനിസം)ള്‍ക്കെതിരെ സജീവമായി രംഗത്തു വന്നവര്‍ കോളറിഡ്ജ്, ഗെയ്‌ഥേ തുടങ്ങിയ കവി പ്രമുഖരാണെന്നത് യുക്തിക്കപ്പുറത്തേക്ക് സഞ്ചരിക്കാന്‍ ചിറകുള്ള കവി മനസ്സിന്റെ ചൈതന്യത്തെ അടിവരയിടുന്നു. അടുത്തതായി അവര്‍ എത്തിച്ചേര്‍ന്നത് യര്‍ഗമീദ് എന്ന താഴ്‌വരയിലാണ്. പ്രവാചകന്മാരുടെ രഹസ്യ ചിഹ്നങ്ങളടങ്ങിയ ഫലകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്ഥലമായതുകൊണ്ട് രഹസ്യ ചിഹ്നങ്ങളുടെ താഴ്‌വര എന്നും ഇത് വിളിക്കപ്പെടുന്നു. ബുദ്ധന്‍, സൗരാഷ്ട്രര്‍, യേശു ക്രിസ്തു(അ പ്രവാചകര്‍ മുഹമ്മദ്(സ്വ) എന്നിവരുടെ നാല് രഹസ്യങ്ങളാണ് അവിടെയുണ്ടായിരുന്നത്. യേശു ക്രിസ്തുവിന്റെ ഫലകത്തിലുണ്ടായിരുന്നത് ടോള്‍സ്‌റ്റോയിയുടെ സ്വപ്‌നമായിരുന്നു. ക്രിസ്തു മതത്തിന്റെ പേരില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യയില്‍ നടന്ന പല കാര്യങ്ങളിലും അതൃപ്തിയും ഉത്കണ്ഠയും പ്രകടിപ്പിച്ച ടോള്‍സ്‌റ്റോയിയുടെ ആശങ്കകള്‍ക്ക് പുനരാവിഷ്‌കാരം നല്‍കുകയാണ് കവി ഉദ്ദേശിച്ചത്. ബുദ്ധന്‍, സൗരാഷ്ട്രര്‍, പ്രവാചകര്‍(സ്വ) എന്നിവരില്‍ നിന്നും അവരുടെ മഹദ്വചനങ്ങള്‍ ശ്രവിച്ച ശേഷം കവി റൂമിയോടൊത്ത് വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത ലക്ഷ്യസ്ഥാനം ബുധനായിരുന്നു. ബുധനില്‍ മരുഭൂമികളുണ്ട്, മലകളും കാടുകളുമുണ്ട്. മനുഷ്യസ്പര്‍ശമേല്‍ക്കാതെ അവയങ്ങനെ നിരന്നു കിടക്കുന്നു വിദുരതയിലേക്ക്. പെട്ടന്ന് അവിടെ ബാങ്കിന്റെ ധ്വനി മുഴങ്ങി. റൂമിയോട് ചോദിച്ചപ്പോള്‍ ഇത് അനുഗ്രഹീതരായ ആത്മാക്കളുടെ വാസകേന്ദ്രമാണെന്ന് പറഞ്ഞു. ഫുളൈലുബ്‌നു ഇയാള്, അബൂ സഈദ് അല്‍ ഖൈര്‍, ജുനൈദുല്‍ ബഗ്ദാദി, ബായസീദ് ബിസ്ത്വാമി(റ) തുടങ്ങിയ ഗതകാല സൂഫികളെല്ലാവരും അവിടെയുണ്ടായിരുന്നു. അവരുടെ കൂടെ ജമാഅത്തായി നിസ്‌കരിക്കാന്‍ വേണ്ടി ധൃതിപ്പെട്ടു പോയപ്പോള്‍ ഇഖ്ബാലും റൂമിയും എത്തിച്ചേര്‍ന്നയിടത്ത് വെറും രണ്ട് പേര്‍ മാത്രമായിരുന്നു നിസ്‌കരിക്കാനുണ്ടായിരുന്നത്. ജമാലുദ്ദീന്‍ അഫ്ഗാനിക്ക് പിന്നില്‍ നിസ്‌കരിച്ചിരുന്ന സഈദ് ഹലീം പാഷയെയാണ് അവരവിടെ കണ്ടത്. ഉസ്മാനിയ ഖിലാഫത്തിന്റെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനും അഹോരാത്രം യത്‌നിച്ചവരായിരുന്നു ഇരുവരും. അവരെ കാണാനടുത്തു ചെന്നപ്പോള്‍ റൂമി ഇഖ്ബാലിനെ പരിചയപ്പെടുത്തുന്നത് സിന്ദറൂദ്( ചൈതന്യമുള്ള അരുവി) എന്ന പേരിലാണ്. ചൈതന്യമുളള ഒരു പ്രവാഹം അതിന്റെ വഴിയിലെ തടസ്സങ്ങള്‍ വകവെക്കാതെ മുന്നോട്ട് ഗമിക്കുന്ന പോലെ ജീവിത രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ നിരന്തരം അന്വേഷണങ്ങള്‍ നടത്തുന്നതിനാലാണ് അങ്ങനെയൊരു പേര് വിളിക്കാന്‍ കാരണം. മുസ്‌ലിം ലോകത്തിന്റെ അവസ്ഥകളന്വേഷിച്ച അഫ്ഗാനിയോട് മുസ്‌ലിം സമൂഹത്തിന്റെ ദുരവസ്ഥ കവി വിവരിച്ചുകൊടുക്കുന്നു. കമ്യൂണിസത്തേയും നാഷണലിസത്തേയും വിമര്‍ശിക്കാന്‍ കവി ഈ രംഗം ഉപയോഗപ്പെടുത്തുന്നു. ശാന്ത സുന്ദരമായ അന്തരീക്ഷം. കണ്‍കുളിര്‍മയേകുന്ന പ്രകൃതിയുടെ മനോഹാരിത ആരിലും അന്തരാത്മാവിന്റെ തുടിപ്പ് അനുഭവപ്പെടുത്തും. അങ്ങനെ ഒരു വലിയ പാറക്കല്ലിന്റെ അറ്റത്ത് നിന്ന് കവി പ്രദേശമൊന്നാകെ വിഹഗ വീക്ഷണം നടത്തി. വെള്ളത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ദ്രവമായിരുന്നു അവിടുത്തെ മണ്ണ്. ഈജിപ്ത്, യമന്‍, ഇറാഖ്, അറബ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ആരാധിക്കപ്പെട്ടിരുന്ന പ്രാചീന ദൈവങ്ങളെല്ലാം അവിടെയുണ്ടായിരുന്നു. എല്ലാവര്‍ക്കും ഇബ്രാഹീം നബി(അ)യുടെ പ്രഹരമേറ്റിരുന്നത് കാരണം ദൈവനാമം ഭയമായിരുന്നു. എങ്കിലും അവര്‍ ഇപ്പോള്‍ ആഘോഷത്തിമിര്‍പ്പിലാണ്. മര്‍ഡൂക്ക്, ബാല്‍ തുടങ്ങിയ ദൈവങ്ങള്‍ ആനന്ദ നൃത്തം ചവിട്ടി രസിക്കുകയാണ്. കാരണം ഓറിയന്റലിസ്റ്റുകളുടെ ശ്രമഫലമായി അവര്‍ക്കെല്ലാം പഴയ പ്രദേശങ്ങളില്‍ പുതിയൊരവസരം കൂടി കൈവന്നിരിക്കുന്നു. അടുത്തതായി കടും പച്ച നിറമുള്ള ഒരു സമുദ്രത്തിനടുത്തേക്ക് അവര്‍ നീങ്ങി. വെള്ളത്തില്‍ തിരകളോ അനക്കമോ ഒന്നുമുണ്ടായിരുന്നില്ല. റൂമി പറഞ്ഞു: അദൃശ്യ ലോകത്തെ അവിശ്വസിച്ച് സ്വന്തം അഭീഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിച്ചവരുടെ ആത്മാക്കളാണിവിടെ വസിക്കുന്നത്. അവരില്‍ ഇവിടെയിപ്പോള്‍ രണ്ട് പേരുണ്ട്. ഒരാള്‍ കിഴക്കു നിന്നും മറ്റൊരാള്‍ പടിഞ്ഞാറ് നിന്നും. ഒന്നാമത്തെയാളെ മൂസാ നബി(അ)തകര്‍ത്തു കളഞ്ഞു. രണ്ടാമത്തവനെ വീഴ്ത്തിയത് ഒരു സാത്വികനായ ദര്‍വേശിന്റെ പ്രതികാരമാണ്. ഫറോവ റംസീസ് രണ്ടാമനും ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ലോര്‍ഡ് കിച്ച്‌നറുമായിരുന്നു അവര്‍. പാശ്ചാത്യന്‍ സാമ്രാജ്യത്വത്തിന് കീഴൊതുങ്ങാന്‍ കൂട്ടാക്കാതിരുന്ന സുഡാനി വിപ്ലവകാരി മഹ്ദിയെ അദ്ദേഹത്തിന്റെ മരണ ശേഷം കല്ലറയില്‍ നിന്ന് അയാള്‍ പുറത്തെടുക്കുകയും എല്ലുകള്‍ വെള്ളത്തിലൊഴിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം കിച്ച്‌നറുടെ കപ്പല്‍ ശത്രുക്കളുടെ മുങ്ങിക്കപ്പലുകളുടെ ആക്രമണങ്ങത്തില്‍ തകരുകയും കിച്ച്‌നര്‍ കടലില്‍ മരിക്കുകയും ചെയ്തു. ഫുസ്വൂസ്വുല്‍ ഹികം: ദീപ്ത ജ്ഞാനത്തിന്റെ വചനപ്പൊരുളുകള്‍-4 മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കപ്പെടുന്ന ദിനമായിരുന്നു 2021 ഫെബ്രുവരി 18. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മാര്‍സ് 2020 ദൗത്യത്തിന്റെ ഭാഗമായി മക്തൂബാത്തെ സ്വദി:ഇലാഹീ ജ്ഞാനത്തിന്റെ നൂറ് കുറിപ്പുകള്‍ ധ്യാനനിരതരായ നിരവധി ആത്മീയാചാര്യര്‍ സ്പര്‍ശിച്ചനുഗ്രഹിച്ച തസവ്വുഫ് രചനകളും അതിലെ മാസ്മരികതയും അവര്‍ണ്ണനീയമത്രെ. അനിശ്ചിതത്വത്തിന്റെ ചങ്ങാതിയായി ദേശദേശാന്തരങ്ങളില്‍ സഞ്ചരിച്ച് നിഷ്‌ക്രിയത്വത്തിന്റെ മാറാപ്പ് പേറി കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: ദൈവാസ്തിത്വം തെളിയിക്കപ്പെടുന്ന വിധം നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടുപോകുന്നു? എന്തിനിവിടെ നില്‍ക്കുന്നു? എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ശാസ്ത്രം, തത്വജ്ഞാനം, മതാനുഭവം തുടങ്ങിയവയുടെ ചരിത്രവും വര്‍ത്തമാനവും. തെയില്‍സ്, ഡമോക്രിറ്റസ് തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെമ്പാടും കനത്ത മഴ തുടരുകയാണ് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയിലും കാറ്റിലും വ്യാപക നഷ്ടമാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൊന്മുടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പല സ്ഥലങ്ങളിലും മണ്ണിടിയുകയും മരങ്ങള്‍ ഒടിഞ്ഞ് വീഴുകയും ചെയ്യുന്നതിതാല്‍ പൊന്മുടി ഇക്കോ ടൂറിസം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ‘മഴ’ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിർദേശം. Gulf Stories Live – Aug 8, വീണ്ടും നിർഭയ -ഒരു ബീഹാർ യുവതി കരിമ്പിൻ തോട്ടത്തിൽ കൂട്ട മാനഭംഗത്തിന് ഇരയായി വെട്ടി നുറുക്കപ്പെട്ടു ദാരിദ്ര്യത്തിന് നികുതി ഈടാക്കുകയാണോ ഇന്ത്യയിലെ ചില ബാങ്കുകൾ ഏഷ്യൻ മാർക്കറ്റുകൾ വിറയ്ക്കുന്നു ശ്രീനഗർ വിജനം പാക്കിസ്ഥാൻ വ്യോമ പാത അടയ്ക്കുന്നു നമ്മൾ കെ എം ബഷീറിനെ മറക്കുന്നുവോ എയർ അറേബ്യ ലാഭം വർധിപ്പിച്ചു ദുബായ് അൽ സീഫിൽ പുതിയ സ്മാർട്ട് പോലീസ് സ്റ്റേഷൻ. കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഒമിക്രോൺ മുൻകരുതൽ ഇന്ത്യയിൽ കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടി യുഎഇയുടെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി ദേശീയ ദിന ആശംസകൾ നേർന്ന് എം.എ. യൂസഫലി Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. സെഹയുടെ എല്ലാ ഡ്രൈവ്-ത്രൂ സെന്ററുകളും ദേശീയ ദിന അവധി ദിനങ്ങളിൽ തുറന്നിരിക്കും. 2021-11-30 യുഎഇയുടെ ദേശീയ ദിനത്തിൽ എക്സ്പോയിലേക്ക് എല്ലാവർക്കും സൗജന്യപ്രവേശനം 2021-11-30 യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു 2021-11-30 കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും 2021-11-30 സ്ത്രീധനപീഡനത്തെ തുടർന്ന് ശൂരനാട് വിസ്മയ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം നിഷേധിച്ച് കോടതി. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.… കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം യുവ സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ താര സുന്ദരിയാണ് തമന്ന. വിവിധ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാള സിനിമാ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. താരം സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അത് കൊണ്ട് തന്നെ തമന്ന പങ്കുവെയ്ക്കാറുളള വിവാഹം കഴിഞ്ഞതിന് ശേഷം അങ്ങനെ തീരുമാനിച്ചു, എന്നാൽ സംഭവിച്ചത് ഇങ്ങനെ, തുറന്ന് പറഞ്ഞ് ലെന ജയരാജിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തിലേക്കെത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ചില സാഹചര്യങ്ങളിൽ സിനിമയിൽ നിന്നും വിട്ടു നിന്നിട്ടുണ്ട്. ഇപ്പോളിതാ അഭിനയ രംഗത്ത് നിന്നും കുറെ സിനിമയിൽ നിന്നും ആഗ്രഹിക്കുന്നത് ഇവയൊക്കെയാണ്, മനസ്സ് തുറന്ന് രജീഷ വിജയന്‍ ബിജു മേനോനും,ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രജീഷ വിജയന്‍. അത് കൊണ്ട് തന്നെ ഈ ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുളള പുരസ്‌കാരവും എത്തിയിരുന്നു ദിവ്യപ്രണയം എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളൂ വാപ്പയും ഉമ്മയും, ദുല്‍ഖര്‍ സല്‍മാന്‍ നിലവിൽ ഇപ്പോൾ മലയാള സിനിമാ മേഖലയിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുല്‍ഖര്‍ സല്‍മാന്‍ വളരെ കുറഞ്ഞ കാലയളവ് കൊണ്ട് സിനിമാ രംഗത്തിൽ മികച്ച ഒരു യുവ നടൻ ആയിമാറിയിരിക്കുകയാണ്. വളരെ വലിയ ഒരു പ്രത്യേകത എന്നെ എവിടെ വെച്ച് കണ്ടാലും പാർവതി അതിന് വേണ്ടി കൈകൾ നീട്ടും.നടൻ ദേവൻ മലയാള സിനിമാ മേഖലയിൽ ഒരു കാലഘട്ടത്തിൽ നായകനായും അതെ പോലെ തന്നെ സ്വഭാവവേഷങ്ങളിലും തിളങ്ങിയ നടനാണ് ദേവൻ. എന്നാൽ മലയാളികൾ കൂടുതൽ ഇഷ്ടം അദ്ദേഹത്തിന്റെ വില്ലൻ കഥാപാത്രങ്ങളാണ്. ഈ അടുത്ത കാലതാണ് അദ്ദേഹം തന്നെ വ്യക്തമായ ഇടിയുടെ കാര്യത്തിൽ ടൈമിംഗ് രാജാക്കൻമാർ ഇവരാണ്, അനുഭവം പങ്ക് വെച്ച് ബാബു ആന്റണി മോളിവുഡ് സിനിമാ രംഗത്ത് ഒരു സമയത്ത് വളരെ ശക്തമായ പ്രതിനായക കഥാപാത്രങ്ങളിലൂടെയും അതെ പോലെ തന്നെ നായക കഥാപാത്രങ്ങളിലൂടെയും ഒരു ചരിത്രം രചിച്ച നടനാണ് ബാബു ആന്റണി. ആ കാലഘട്ടത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളായി മമ്മൂട്ടിയും ഭാര്യയുടെ കൂടെ ചേർന്ന് നിൽക്കുന്ന ഫോട്ടോയ്ക്ക് രൂക്ഷമായ കമന്റ്, തകർപ്പൻ മറുപടി നൽകി മിഥുൻ മലയാളീ പ്രേക്ഷകർക്ക് ഒരു മികച്ച അവതാരകൻ എന്ന നിലയിൽ വളരെ സുപരിചിതനാണ് മിഥുൻ രമേശ്. ആസ്വാദക പ്രീതി നേടിയ കോമഡി സ്റ്റാര്‍സ് എന്ന വളരെ മനോഹരമായ പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ വലിയ രീതിയിൽ സ്ഥാനം നേടിയ ഈ കാലത്ത് മീ ടുവുമായി നടക്കുന്ന പെൺകുട്ടികൾക്ക് എന്റെ സാഹചര്യങ്ങള്‍ മനസ്സിലാകില്ല, തുറന്ന് പറഞ്ഞ് കെ.പി.എ.സി ലളിത വിജയ് മേനോന്റെ കൂടെ അങ്ങനെ ചെയ്യുന്നത് മടിയായിരുന്നു, തുറന്ന് പറഞ്ഞ് ശാന്തികൃഷ്ണ നടി സുബിയുടെ ചേട്ടനാണോ ഡാന്‍സ് മാസ്റ്റര്‍ വിക്രം താരം വ്യക്തമാക്കുന്നു സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. അതെ പോലെ തന്നെ സ്റ്റേജ് ഷോകളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറുവാൻ താരത്തിന് കഴിഞ്ഞു.സാമൂഹിക മാധ്യമങ്ങളിലും വളരെ സജീവമാണ് സുബി. ഇപ്പോളിതാ താരം പങ്ക് ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്? ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ് എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ 16ാം വയസില്‍ തന്റെ കാമുകി വ‌ഞ്ചിച്ചു; ഷോക്കില്‍നിന്ന് കരകയറാന്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; തുറന്ന് പറച്ചിലുമായി വില്‍സ്മിത്ത് കാവലിനൊപ്പം തിയറ്ററിൽ എത്താനിരിക്കുന്ന സുരേഷ് ആൻഡ് രമേഷിന് തീയറ്റർ കിട്ടിയില്ല; റിലീസ് മാറ്റി വെച്ചു; സംഭവം ഇങ്ങനെ 14000 ഷോകൾ; ഒറ്റ ദിവസം കൊണ്ട് 50 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ; മരക്കാർ എത്തുന്നത് റെക്കോർഡുകൾ വാരിക്കൂട്ടാൻ; സംഭവം ഇങ്ങനെ ചുരുളിയുടെ ഷൂട്ടിംഗ് കാണണമെന്ന് ആഗ്രഹം; ഒടുവിൽ ഡയലോഗ് കേട്ട് ചിതറിയോടി ടീച്ചറും കുട്ടികളും; അനുഭവം തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി; സംഭവം ഇങ്ങനെ എന്റെ അടിവസ്ത്രം കാണിക്കുവാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര; സംഭവം ഇങ്ങനെ Bride| സമുദായത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല; ഉത്തരേന്ത്യയിൽ വധുക്കളെ തേടി തമിഴ് ബ്രാഹ്മിൺ അസോസിയേഷൻ tamil brahmin association in search for brides in north india Bride| സമുദായത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല; ഉത്തരേന്ത്യയിൽ വധുക്കളെ തേടി തമിഴ് ബ്രാഹ്മിൺ അസോസിയേഷൻ അതേസമയം, ഒരു സ്ത്രീ എപ്പോൾ ജോലി ഉപേക്ഷിക്കും എന്ന തരത്തിലാണ് കുടുംബത്തിലെ വിവാഹ ചർച്ചകൾ നടക്കുന്നതെന്ന് ഇതേ സമുദായത്തിലെ ഒരു സ്ത്രീ പ്രതികരിച്ചു. ചെന്നൈ: സംസ്ഥാനത്ത് നിന്ന് വധുക്കളെ ലഭിക്കാത്ത സാഹചര്യത്തിൽ സമുദായത്തിലെ 40,000 യുവാക്കൾക്കായി യുപിയിലേക്കും ബീഹാറിലേക്കും വരെ അന്വേഷണം വ്യാപിപ്പിച്ച് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ. തമിഴ്നാട്ടിൽ നിന്ന് വധുവിനെ ലഭിക്കാത്ത സാഹചര്യം കഴിഞ്ഞ പത്ത് വർഷമായി സംഭവിക്കുകയാണെന്ന് തമിഴ്നാട് ബ്രാഹ്മിൺ അസോസിയേഷൻ (ടിബിഎ) മാസികയുടെ നവംബർ ലക്കത്തിൽ പറയുന്നു. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഏകദേശം 40,000 യുവാക്കളാണ് വധുക്കളെ തേടുന്നതെന്നാണ് ടിബിഎ പ്രസിഡന്റ് എൻ നാരായണന്റെ തുറന്ന കത്തിൽ പറയുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ള യുവാക്കളാണ് വധുവിനെ അന്വേഷിച്ച് നടക്കുന്നത്. ഇത്തരത്തിലെ ഒരു പ്രതിസന്ധിക്ക് കാരണം സമുദായത്തിലെ ലിംഗാനുപാതം ആണെന്ന് എൻ നാരായണൻ പറഞ്ഞു. 10 ആൺകുട്ടികൾക്ക് ആറ് പെൺകുട്ടികൾ എന്ന നിലയിലാണ് ഇപ്പോൾ ലിംഗാനുപാതം. പദവിയുൾപ്പെടെയുള്ളതിന് പുറമെ പ്രതിസന്ധിക്ക് മിശ്ര വിവാഹങ്ങളും കാരണമാകുന്നുണ്ടെന്നും ടിബിഎ പ്രസിഡന്റ് അവകാശപ്പെടുന്നു. ആചാര്യന്മാരുടെ എതിർപ്പുകളെ അവഗണിച്ച് ബ്രാഹ്മണർ കുടുംബാസൂത്രണം ഗൗരവമായി എടുത്തിരുന്നു. ഇതും സംഖ്യ പൊരുത്തക്കേടിന്റെ കാരണമായിരിക്കാം. ഇപ്പോൾ വധുവിനെ കണ്ടെത്തുന്നതിനായി ദില്ലി, ലക്നൗ, പാറ്റ്ന തുടങ്ങിയ സ്ഥലങ്ങളിൽ കോഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ട്. അസോസിയേഷന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഹിന്ദിയിൽ പ്രാവീണ്യമുള്ള ഒരാളെയും നിയമിച്ച് കഴിഞ്ഞു. അതേസമയം, ഒരു സ്ത്രീ എപ്പോൾ ജോലി ഉപേക്ഷിക്കും എന്ന തരത്തിലാണ് കുടുംബത്തിലെ വിവാഹ ചർച്ചകൾ നടക്കുന്നതെന്ന് ഇതേ സമുദായത്തിലെ ഒരു സ്ത്രീ പ്രതികരിച്ചതായും ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു കൂടാതെ, സമൂഹത്തിലെ ഒരു വിഭാഗം പുരുഷന്മാർ അരാഷ്ട്രീയരും ആധുനിക കാലത്ത് ഒരു അർത്ഥവുമില്ലൊത്ത പാരമ്പര്യങ്ങളെ ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവരുമാണ്. പുരുഷാധിപത്യ പശ്ചാത്തലവും കുറ്റപ്പെടുത്തേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണ പുരുഷന്മാർ തങ്ങളുടെ സമൂഹത്തിന് പുറത്ത് പങ്കാളികളെ കണ്ടെത്താൻ മടിക്കുന്നത് എന്തുകൊണ്ടാണെന്നും സ്ത്രീ തുറന്ന് ചോദിച്ചു. Omicron: ഒമിക്രോണിൽ ആശങ്ക വേണ്ടെന്ന് ഐസിഎംആർ, വിമാനസർവ്വീസുകൾ നിയന്ത്രിക്കണമെന്ന് മോദിയോട് കെജ്രിവാൾ Farm laws കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം അൻഹുയി ബിഗ് കളർ ഡിജിറ്റൽ ടെക്നോളജി കമ്പനി, ലിമിറ്റഡ്അൻ‌ഹുയി പ്രവിശ്യയിലെ വുഹു സിറ്റിയിലെ ജിയുജിയാങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇമേജ് output ട്ട്‌പുട്ട് സോഫ്റ്റ്വെയർ, ഉപകരണ ഗവേഷണം, വികസനം, കമ്പനിയുടെ ഉത്പാദനം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രൊഫഷണലാണ്. സമ്പന്നമായ ഉയർന്ന ശമ്പളമുള്ള സാങ്കേതികവിദ്യ, സുസ്ഥിരമായ ഗുണനിലവാരമുള്ള ഉൽ‌പ്പന്നങ്ങളുടെ ഒരു ശ്രേണി സൃഷ്ടിക്കുന്നതിന് കമ്പനി ഉപഭോക്തൃ-ലക്ഷ്യബോധമുള്ളതും ഗവേഷണവും വികസനവും പ്രേരകശക്തിയായി കണക്കാക്കുന്നു. ഉൽ‌പ്പന്ന പ്രോഗ്രാമുകൾ‌ ഉപകരണ പരിപാലനം, സോഫ്റ്റ്‌വെയർ‌ അപ്‌ഡേറ്റ്, സ്പെയർ‌ സേവനം എന്നിവ പോലുള്ള സേവനങ്ങളും ബിഗ് കളർ‌ വാഗ്ദാനം ചെയ്യുന്നു, ഇത് നിങ്ങളുടെ നിക്ഷേപത്തെ കൂടുതൽ‌ പ്രയോജനകരവും അർ‌ത്ഥവത്തായതുമാക്കുന്നു. ശക്തമായ ആർ ഡി ടീമും സീനിയർ മാനേജുമെന്റ് ടീമും ഉപയോഗിച്ച് ഞങ്ങൾ ഇപ്പോൾ ആഭ്യന്തര വിപണിയിലെ ഏറ്റവും പ്രശസ്തമായ വലിയ ഫോർമാറ്റ് ഇങ്ക് ജെറ്റ് പ്രിന്റർ നിർമ്മാതാവും വിതരണക്കാരനുമായി വികസിച്ചു. കമ്പനിക്ക് വിദഗ്ധവും മികച്ചതുമായ തൊഴിൽ, ഉയർന്ന സഹകരണ സംഘമുണ്ട്. മികച്ച പ്രതിഭാ നേട്ടം, മുന്നോട്ട് നോക്കുന്ന വിപണി അവബോധം, സമ്പന്നമായ സേവന അനുഭവം എന്നിവയാണ് ബിഗ് കളറിന്റെ ഏറ്റവും വലിയ നേട്ടം. മികച്ച വിശ്വാസ മാനേജ്മെൻറും ഗുണനിലവാരമുള്ള സേവനവുമുള്ള കമ്പനി, മികച്ച ഗുണനിലവാര ഉറപ്പ്, മികച്ച ഗവേഷണ-വികസന ടീം പിന്തുണ എന്നിവയിലേക്ക്, ഞങ്ങളുടെ ഉൽ‌പ്പന്നങ്ങൾ വ്യവസായത്തിന്റെ മുൻ‌നിരയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഉപഭോക്താവിനെ വിജയിപ്പിക്കുന്നതിന് സ്തുതി. വലിയ നിറം എപ്സൺ ഹെഡ് പ്രിന്റിംഗ് പ്രൊപ്പോസലിൽ പ്രത്യേകമാണ്. ഇക്കോ-ലായക പ്രിന്റർ, യുവി ഫ്ലാറ്റ്ബെഡ് പ്രിന്റർ, ബെൽറ്റ് പ്രിന്റർ, പിസിബി പ്രിന്റർ, കാർട്ടൂൺ പ്രിന്റർ തുടങ്ങിയവ ഉൾപ്പെടെയുള്ള ഞങ്ങളുടെ പ്രിന്ററുകൾ. ചില പ്രത്യേക വ്യവസായങ്ങൾക്കായി അച്ചടി പ്രോഗ്രാമും വാഗ്ദാനം ചെയ്യുക. ഉൽപ്പന്നത്തിന് ശക്തമായ സ്ഥിരത, വേഗത, ഉയർന്ന കൃത്യത എന്നിവയുണ്ട്. ഞങ്ങളുടെ കമ്പനിയുടെ പ്രധാന മൂല്യം സത്യസന്ധത, ബഹുമാനം, വിജയം, പുതുമ പുതിയതും പഴയതുമായ ഉപഭോക്താക്കളെ 100% സംതൃപ്തി എല്ലാ സ്റ്റാഫുകളുടെയും ഏറ്റവും വലിയ ആഗ്രഹമാണെന്ന് ഞങ്ങൾ പൂർണ്ണഹൃദയത്തോടെ അനുവദിക്കുന്നു! മികച്ച ഭാവി സൃഷ്ടിക്കുന്നതിനായി ആഭ്യന്തര, വിദേശ സുഹൃത്തുക്കളുമായി വിശ്വസനീയവും പരസ്പര പ്രയോജനകരവുമായ ദീർഘകാല ബന്ധം സ്ഥാപിക്കാൻ വലിയ നിറം ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു! ബുദ്ധിമുട്ടുകൾക്കിടയിലും ബിഗ് കളറിനൊപ്പം നിൽക്കുന്നതിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഇന്നത്തെ നേട്ടങ്ങളെ ബിഗ് കളർ ആക്കിയത്! പ്രകൃതിയും സംസ്‌കൃതിയും പഴയൊരു വിപരീതമാണ്‌. എങ്കിലും ഇനിയും പിൻമടങ്ങിയിട്ടില്ലാത്ത ജ്ഞാനവിഷയമാണത്‌. ആധുനികത ജന്‌മം നൽകിയ ഈ ജ്‌ഞ്ഞാനവിഷയം പോയ രണ്ടു നൂറ്റാണ്ടുകളായി പടിഞ്ഞാറൻ ചിന്തയിൽ ബഹുരൂപിയായി നിലനിന്നുപോരുന്നു. ആധുനികഭാവുകത്വത്തിന്റെ ഏത്‌ അടരിൽ നിന്നും എപ്പോഴും കുഴിച്ചെടുക്കാവുന്ന ഒരു ജ്ഞാനമുദ്രയാണത്‌. ആധുനികീകരണത്തിന്റെ തുടക്കത്തിൽ പ്രകൃതി മെരുക്കപ്പെടേണ്ട ഒരു കാട്ടുമൃഗമായിരുന്നു. യുക്‌തിയാലും ശാസ്‌ത്രത്താലും അധികാരത്താലും സംസ്‌കരിക്കപ്പെടേണ്ട ഒരു വന്യഭൂതം. കോളനീകരണത്തിന്റെ അജണ്ടയിൽ ഇങ്ങനെ ഒരു പ്രകൃതിപാഠവും കാണാം. അന്ധകാരത്തിന്റെ ഹൃദയഭൂമികളിൽ തങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുന്ന പരിഷ്‌കരണദൗത്യങ്ങളെക്കുറിച്ചുളള പാശ്ചാത്യആധുനികതയുടെ സ്വകീയധാരണകളിൽ മുകളിലെഴുതിയ ഒരു പ്രകൃതിപാഠവും ഉണ്ട്‌. പോസറ്റിവിസം, പ്രകൃതിശാസ്‌ത്രം, കോളനീകരണം, മുതലാളിത്തം ഇവ ചേർന്ന്‌ കൂടിയാടിത്തീർത്ത പുതിയൊരു ജ്ഞാനസമുച്ചയത്തിന്റെ പ്രകൃതിപാഠം. മാനുഷികേതരമായ ഒരു പുറംവിഷയമായി വെട്ടിയകറ്റപ്പെട്ട ഈ പ്രകൃതിയാണ്‌ പ്രാകൃതത്തിനും ജന്‌മം നൽകിയത്‌. അതോടെ സംസ്‌കരിക്കപ്പെടേണ്ട എതിർവിഭവങ്ങളായി, പ്രകൃതിയും പ്രാകൃതവും. വന്യത മുറ്റിത്തഴച്ച ഈ ‘അസംസ്‌കൃത’ങ്ങളെ വെല്ലുവിളിച്ച്‌, ‘ആരൊരാളെൻ കുതിരയെക്കെട്ടുവാൻ’ എന്ന്‌ ഉറക്കെ ചോദിച്ച്‌, ആധുനികതയുടെ പടപാച്ചിലുകൾ അരങ്ങേറി. യൂറോപ്പിലാകട്ടെ അപ്പോൾ വ്യാവസായികതയുടെ പുക പടരുകയായിരുന്നു. മലയാളകഥ ആദ്യമായി പ്രകൃതിയോട്‌ സംവദിച്ചത്‌ നവോത്ഥാനകഥകളിലൂടെയാണ്‌. കേരളീയപ്രകൃതിയുടെ സമകാലിക വാസ്‌തവികതറിയലിസ്‌റ്റ്‌ കഥയുടെ അടിത്തറകളിലൊന്നായിരുന്നു. കേരളീയ ജീവിതത്തിന്‌ സമകാലികമായിത്തീർന്ന റിയലിസ്‌റ്റ്‌ കഥയരങ്ങിൽ പ്രകൃതി ഒരു ചരിത്രപാഠം എന്ന നിലയിൽ അടയാളപ്പെടുന്നത്‌ കാണാം. സമുദായത്തിന്റെ അന്ധനീതിക്കെതിരായ ഒരാദർശമണ്ഡലം. കാല്‌പനികതയുടെ നോട്ടക്കോണിലൂടെ ഇങ്ങനെ വീക്ഷിക്കപ്പെട്ടപ്പോഴും മാനുഷികേതരമായ ഒരു കേവലതയായി പ്രകൃതി അവിടെ നീക്കിവയ്‌ക്കപ്പെട്ടിട്ടില്ല. മാനുഷികമായി നിർണ്ണയിക്കപ്പെട്ട സ്ഥലമാത്രകളായി പ്രകൃതിയെ അറിയുന്ന കഥകളാണ്‌ തകഴിയും കൂട്ടരും എഴുതിയത്‌. എന്നാൽ ബഷീറിൽ ഓരോ സ്ഥലമാത്രയും ഒരു ചരിത്രഖണ്ഡത്തോളം സങ്കീർണമായി. സമസ്തചരാചരങ്ങളും പങ്കുപറ്റുന്ന ഒരു അരങ്ങ്‌ ബഷീർ നിരന്തരം ഭാവനചെയ്യുന്നത്‌ കാണാം. ദുർമാർഗ്ഗങ്ങൾക്കെതിരായ നേർവഴി വെളിച്ചമായി പ്രകൃതിയെ കണ്ടറിഞ്ഞ കാല്‌പനികറിയലിസ്‌റ്റ്‌ കഥയോട്‌ ബഷീറിന്‌ ആദിമുഖ്യമില്ലായിരുന്നു. എത്ര അഴിച്ചാലും അഴിയാത്ത കടുംകെട്ടായി, അന്തമില്ലാത്ത വളവുതിരിവുകളുടെ ആകത്തുകയായി, പ്രകൃതിയെ കണ്ടറിഞ്ഞതിനാലാണ്‌ ബഷീറിന്റെ രചനകൾ ഒരേസമയം ലളിതവും പ്രശ്‌നഭരിതവുമായിത്തീരുന്നത്‌. ആദർശമാനുഷികത നടന്നുനീങ്ങിയ ഒരേയൊരു നേർവഴിയായല്ല, പലതരം മനുഷ്യരും പലതരം മൃഗങ്ങളും ഓടിയും നടന്നും നീങ്ങുന്ന ഒരുപാട്‌ വഴികളായും വളവുതിരികളായും ബഷീർ പ്രകൃതിയെ അറിഞ്ഞു. ആധുനികതാവാദം സൃഷ്‌ടിച്ചെടുത്ത ആൾപ്പാർപ്പില്ലാത്ത അടഞ്ഞ ലോകമല്ലായിരുന്നു അത്‌ അവർ അങ്ങിനെയാണ്‌ കരുതിയതെങ്കിലും ഒരു ചതുരത്തിലേക്കും വെട്ടിയൊതുക്കാനാവാത്ത, ഒരു ചതുരത്തിലും ചെന്നവസാനിക്കാത്ത സങ്കീർണ്ണമായ ജീവിതപ്രകൃതിയാണ്‌ ബഷീറിനെ അലട്ടിയത്‌. ആധുനികതാവാദം ഈ ജീവിതപ്രകൃതിയെക്കുറിച്ചല്ല വ്യാകുലമായത്‌. കാല്‌പനികതയുടെ എതിർമുഖങ്ങളിൽ അത്‌ സ്വയം കാല്‌പനികമായി. പ്രാപഞ്ചികതയുടെ പരമാർത്ഥങ്ങളിലേക്കുളള ക്ഷണങ്ങളായും അസ്‌തിത്വരഹസ്യങ്ങളുടെ വെളിപ്പെടലായും, മറ്റ്‌ പലതുമായും, മോഡേണിസ്‌റ്റ്‌ രചനകളിൽ കാണപ്പെട്ട പ്രകൃതി വാസ്‌തവത്തിൽ പുതിയൊരു ജ്‌ഞ്ഞാനവിഷയമായിരുന്നില്ല. കാറ്റും മഴയും വെയിലും നിലാവും വഴി അവിടെ തുറന്നുകൊടുത്ത രഹസ്യമാർഗ്ഗങ്ങൾ കാല്‌പനികതയുടെ വീട്ടുവളപ്പിലേക്കുളളവ തന്നെയായിരുന്നു. ഇതൊരു ചീത്തക്കാര്യമായി പറയുകയല്ല. കാല്‌പനികത അങ്ങിനെ ഒരു ചീത്തക്കാര്യവുമല്ല. ആധുനികഭാവുകത്വത്തിന്റെ അടിസ്ഥാനരാശികളൊന്നായി അത്‌ പിന്നിട്ട രണ്ട്‌ നൂറ്റാണ്ട്‌ കാലമായി മനുഷ്യനോടൊപ്പമുണ്ട്‌. ആകെ നാമറിയേണ്ടത്‌. കാല്‌പനികതയുടെ വിപരീതപദമായി പ്രത്യക്ഷപ്പെട്ട ആധുനികാവാദത്തിലും കാല്‌പനികത ഉണ്ടായിരുന്നു എന്നത്‌ മാത്രമാണ്‌. ആധുനികതയുടെ ജ്ഞാനസമുച്ചയത്തിൽ അരങ്ങേറിയ ഒരു കണ്ണുപൊത്തിക്കളിയായിരുന്നു അത്‌. മോഡേണിസ്‌റ്റ്‌ കഥയിലെ പ്രകൃതിദർശനം ഇതിനപ്പുറം പോയിട്ടില്ല. കളിക്കാർ വളരെ വൈകിയേ ഇതറിഞ്ഞുളളൂവെങ്കിലും. മുകളിലെഴുതിയ പ്രമേയങ്ങളെ പിൻപറ്റിക്കൊണ്ട്‌ എൻ. പ്രഭാകരന്റെ ‘സ്ഥാവരം’ എന്ന കഥയിലെ പ്രകൃതിപാഠങ്ങൾ കണ്ടെടുക്കാനുളള ശ്രമമാണ്‌ ഇനിയുളളത്‌. സ്ഥാവരം കുറുംതോട്ടത്തിൽ അപ്പുമാഷിന്റെ കഥയാണ്‌. നെൽകൃഷിക്കായി പതിനാറുകൊല്ലം മുമ്പ്‌ മാഷ്‌ കടമെടുത്ത ഇരുന്നൂറ്റി അമ്പത്‌ രൂപ തിരിച്ചടയ്‌ക്കാതെ കിടന്ന്‌ പെരുകി ജപ്‌തി ഉത്തരവായി. നഷ്‌ടക്കച്ചവടമായ നെൽകൃഷിയെ വെടിഞ്ഞ്‌ റബ്ബറിലേക്ക്‌ തിരിയാൻ അയൽക്കാരനായ കുഞ്ഞുവർക്കി ഉപദേശിച്ചത്‌ മാഷ്‌ വകവച്ചില്ല. ധാന്യം വിട്ട്‌ നാണ്യത്തിനുവേണ്ടി കളിക്കാൻ മാഷ്‌ ഒരുക്കമല്ലായിരുന്നു. കൃഷി മാഷിന്റെ ദുശ്ശീലമാണെന്ന്‌ കഥയിലൊരിടത്ത്‌ കുഞ്ഞുവർക്കിയുടെ ഭാര്യ സാറാമ്മ പറയുന്നുമുണ്ട്‌. കൃഷിയിൽ മുങ്ങിത്താണ മാഷിനെ വെടിഞ്ഞ്‌ ഭാര്യയായ ജാന്വേടത്തിയും കുട്ടികളും ജപ്‌തിയുടെ തലേന്ന്‌ പടിയിറങ്ങിപ്പോയി. ജപ്‌തി നടപടികൾക്കായി ബാങ്ക്‌ സെക്രട്ടറിയും പോലീസുകാരനും ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനും മാഷിന്റെ വീട്ടുമുറ്റത്തെത്തുന്നതാണ്‌ കഥയിലെ ആഖ്യാനസന്ദർഭം. മാഷിന്റെ വീട്ടിലെ ജംഗമവസ്‌തുക്കളെല്ലാം ജപ്‌തി ചെയ്‌ത്‌ അവർ മടങ്ങി. പടിഞ്ഞാറ്റയിലെ പത്തായപ്പുറത്ത്‌ ഉടുമുണ്ട്‌ ഉരിഞ്ഞെറിഞ്ഞ്‌ കയറിക്കിടന്ന മാഷ്‌ അഗാധവും പ്രശാന്തവുമായ ഉറക്കത്തിലേക്ക്‌ ആണ്ടുപോയി. വിപരീതങ്ങളുടെ ഒരു പരമ്പര കഥയ്‌ക്കുളളിൽ സന്നിഹിതമായിരിക്കുന്നത്‌ ആദ്യവായനയിൽതന്നെ കാണാം. ധാന്യം&നാണ്യം എന്ന മേലടരിനുകീഴെ അപ്പമാഷ്‌/കുഞ്ഞുവർക്കി, ജാന്വേടത്തി/സാറാമ്മ, നെല്ല്‌/റബ്ബർ, കൃഷി&ബിസിനസ്സ്‌, സ്ഥാവരം&ജംഗമം എന്നിങ്ങനെയാണ്‌ അതിന്റെ നില. ജാന്വേടത്തിയുടെ സദാചാരവും സാറാമ്മയുടെ വ്യഭിചാരവും എന്നൊരു വിപരീതവും കഥയുടെ അടിപ്പടവിലുണ്ട്‌. കഥയ്‌ക്കുളളിൽ ഈ വിപരീതയുഗ്‌മങ്ങൾ ഒരു സമാന്തരശ്രേണിയായി വർത്തിക്കുന്നു. സ്ഥാവരത്തിന്റെ കഥാത്വത്തിന്റെ അടിത്തറ ഇവയാണ്‌ എന്നു പറയാം. യഥാർത്ഥമായ കഥനസമ്പ്രദായത്തിലൂടെയാണ്‌ പ്രഭാകരൻ അപ്പമാഷിന്റെ കഥ പറയുന്നത്‌. റിയലിസ്‌റ്റ്‌ കഥനപദ്‌ധതിയുടെ എല്ലാവിധ മികവുകളെയും ഉൾക്കൊളളുന്ന അനാർഭാടമായ ഒരു തുറന്നെഴുത്തിന്റെ സ്വച്‌ഛത അതിനുണ്ട്‌. എന്നാൽ രണ്ട്‌ സന്ദർഭങ്ങളിൽ കഥപറച്ചിലിലെ ഈ യഥാർത്ഥത്വം പ്രഭാകരൻ ഉപേക്ഷിക്കുന്നു. ജപ്‌തിനടപടിക്കായെത്തിയ ചെറുപ്പക്കാരനായ ഉദ്യോഗസ്‌ഥൻ പറമ്പിൽ ചുറ്റിനടക്കുമ്പോൾ അയാൾ കാണുന്ന മായികദൃശ്യമാണ്‌ ഒന്നാമത്തെ സന്ദർഭം. കഥാന്ത്യത്തിൽ പടിഞ്ഞാറ്റയിലെ പത്തായത്തിനുമേൽ ഉടുമുണ്ടുരിഞ്ഞെറിഞ്ഞ്‌ അഗാധവും പ്രശാന്തവുമായ ഉറക്കത്തിലാണ്ടുപോകുന്ന അപ്പമാഷിനെക്കുറിച്ചുളള വിവരണസന്ദർഭമാണ്‌ മറ്റൊന്ന്‌. കഥയുടെ യഥാർത്ഥപ്രതീതിയെ അട്ടിമറിക്കുന്ന ഒരു വിവരണരീതിയാണ്‌ ഇവിടെ പ്രഭാകരൻ സ്വീകരിക്കുന്നത്‌. കഥാന്ത്യത്തിലെത്തുമ്പോഴാകട്ടെ ഭാഷ ആഭിചാരപരമായ ഒരു മാന്ത്രികസ്വരം കൈക്കൊളളുന്നതും കാണാം (ആ വ്യാഖ്യാനത്തിന്റെ നേർവഴിയിലെ ഇത്തരം ഒളിത്താവളങ്ങൾ ലോകകഥാചരിത്രത്തിലുടനീളമുണ്ട്‌. കഥപറച്ചിലിന്റെ കല ഇവിടെ പ്രതിരോധപരമായ ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു. യാഥാർത്ഥ്യത്തിന്റെ ഭീഷണതകൾക്കുമുമ്പിൽ നിസ്സഹായനായ ഇര മാത്രമായിപ്പോകുന്ന അവസ്ഥയോടുളള എതിരിടലാണത്‌. നിഷ്‌ഠുരയാഥാർത്ഥ്യത്തിന്റെ തെളിച്ചത്തോട്‌ ഭാഷയുടെ ആഭിചാരംകൊണ്ട്‌ ഏറ്റുനിൽക്കാനുളള ഒരു ശ്രമം എന്നു പറയാം) സ്ഥാവരം എന്ന കഥയുടെ യഥാർത്ഥപ്രതീതിയിൽ വിളളൽ വീഴ്‌ത്തുന്ന ഈ ആഖ്യാനപദ്ധതിക്ക്‌ മുകളിൽ പറഞ്ഞ പ്രകൃതി&സംസ്‌കൃതി എന്ന വിപരീതത്തിന്റെ സന്ദർഭത്തിൽ വേറിട്ടൊരു പ്രസക്തിയുണ്ട്‌. യാഥാർത്ഥ്യത്തിന്റെ പ്രകൃതിസഹജഭാവത്തെ അകമേ തകർക്കാൻ ഇതിനു കഴിയുന്നു. യഥാർത്ഥമായ കഥപറച്ചിലിൽ ഉണ്ടാകുന്ന ഇടർച്ചകൾ യാഥാർത്ഥ്യം എന്ന പരികൽപനയെത്തന്നെ പ്രശ്‌നവൽക്കരിക്കുന്നു. ഇങ്ങനെ പ്രകൃതിയുടെ അനാദിയായ മാന്ത്രികഭംഗികൾ കയ്യൊഴിയപ്പെടുകയും മനുഷ്യനും അവന്റെ പരിഷ്‌കൃതിയും അതിന്റെ നിയമാവലികളും ചേർന്ന്‌ പണിതെടുക്കുന്ന ഒന്നായി പ്രകൃതി മാറിത്തീരുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രദേശവൽക്കരത്തിലൂടെ പ്രകൃതിയെ ചരിത്രവൽക്കരിക്കാൻ കൂടി കഥയ്‌ക്കു കഴിയുന്നു എന്നർത്ഥം. നിലാവിൽ ഒരു വഴി എന്ന കഥയിൽ അതിരറ്റ പച്ചപ്പായി പടർന്നുകിടക്കുന്ന തെങ്ങിൻതോപ്പ്‌ സ്വപ്‌നക്കാഴ്‌ചയിൽ കാണുന്ന ആഖ്യാതാവ്‌ അതെങ്ങിനെയെങ്കിലും സ്വന്തമാക്കണം എന്നാണാഗ്രഹിക്കുന്നത്‌. പ്രപഞ്ചത്തിന്റെ അനാദിയായ രഹസ്യസന്ദേശങ്ങൾ ‘എ മാൻ ഈസ്‌ ഡയിംങ്ങ്‌’ എന്ന്‌ മൊഴിമാറ്റം ചെയ്യുന്ന കുറുക്കനെക്കുറിച്ച്‌ പ്രഭാകരൻ എഴുതിയിട്ടുളളതും ഇവിടെ ഓർമ്മിക്കാം. പ്രകൃതി സങ്കൽപ്പം അവിടെ പല തലങ്ങളിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പഴയ മധുശാലയും കാളപ്പാറയും പോലുളള കഥകൾ പഴമയുടെ തിരുവാഴ്‌ത്തുകളായി ഒറ്റനോട്ടത്തിൽ തോന്നാവുന്നവയാണ്‌. എങ്കിലും കഥാന്ത്യത്തിലെ ചില വിപരീതസൂചനകൾകൊണ്ട്‌ പ്രഭാകരൻ അവിടെയും പ്രകൃതിയെ ചരിത്രനിരപേക്ഷമായ കേവലതയിൽ നിന്ന്‌ മോചിപ്പിക്കുന്നു. പഴയ മധുശാലയുടെ ഒടുവിൽ ഞങ്ങൾ പറയുന്നത്‌ മനസ്സിലാകുന്നോ എന്ന്‌ ശങ്കിക്കുകയും ഞങ്ങൾ കുടിച്ച കടുംകളള്‌ വളരെ പഴയതല്ലേ എന്ന്‌ സ്വയം ചോദിക്കുകയും ചെയ്യുന്ന ആഖ്യാതാവിനെക്കാണാം. ഭിന്നമായ രണ്ട്‌ ജ്ഞാനസമുച്ചയങ്ങൾക്കുളളിലെ പ്രകൃതിബോധങ്ങൾ ഒന്നിച്ചണിനിരക്കുന്നതിൽ നിന്നുരുത്തിരിയുന്ന ഒരു സംശയമായതിനെ മനസ്സിലാക്കാം. കാളപ്പാറയിലാകട്ടെ വർത്തമാനകാലത്ത്‌ അരങ്ങേറുന്ന ഉപഭോഗനിഷ്‌ഠജീവിതത്തോടുളള ഒരിടഞ്ഞുനിൽപ്പിന്റെ അടയാളംപോലെയാണ്‌ പുരാവൃത്തപരമായ കാളപ്പാറയുടെ നില. കാൽപനികതയുടെ കേവലബിംബമായല്ല ജനകീയഭാവനയിൽ വേരോടിപ്പടർന്ന എതിർബിംബമായാണ്‌ പ്രകൃതി ഇവിടെ അടയാളപ്പെടുന്നത്‌ എന്നർത്ഥം. ഇങ്ങനെ താൻ ജീവിക്കുന്ന ദേശത്തിൽ നിന്നും കാലത്തിൽ നിന്നും കണ്ടെടുത്ത ഒരു ജ്‌ഞ്ഞാനവിഷയമായാണ്‌ പ്രകൃതി പ്രഭാകരന്റെ കഥകളിൽ ഇടം നേടിയിട്ടുളളത്‌. അതോടെ കഥയിലെ പ്രകൃതിപാഠങ്ങൾ ചരിത്രത്തിൽ പിറന്ന രാഷ്‌ട്രീയപാഠങ്ങൾ കൂടിയായിത്തീരുന്നു. ‘കുളിർമഴകൾ സ്വപ്‌നം കാണുന്ന ഗ്രാമീണകർഷകമനസ്സ്‌’ പ്രഭാകരന്റെ കഥകളിലുണ്ടെന്ന്‌ മുമ്പൊരിക്കൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഏതു ദേശത്തും പെയ്‌തുപോകുന്ന പൊതുമഴകളോ, രവിയെ തഴുകിയ അനാദിയായ മഴവെളളം പെയ്‌തിറങ്ങിയ പുതുമഴകളോ, കാല്‌പനികതയുടെ സാന്ദ്രമാധുര്യമായി ഊർന്നിറങ്ങിയ കുളിർമഴകളോ, ഇവയ്‌ക്കും മുമ്പേ പെയ്‌തുപോയ ഘോരവർഷങ്ങളോ അല്ല പ്രഭാകരന്റെ കഥകളിൽ ഉളളത്‌. നിർമ്മലസൗന്ദര്യങ്ങളെയും ദർശനഭാരങ്ങളെയും കഴുകിക്കളയുന്ന, മറ്റൊന്നിനും പകരം നിൽക്കാത്ത നാട്ടുമഴകളാണത്‌. ചരിത്രബദ്ധമായ ഒരു ജ്‌ഞ്ഞാനവിഷയത്തെ അഴിച്ചെടുത്ത്‌ കഥയിൽ പണിതെടുത്ത കാലവർഷം. മലയാളഭാവുകത്വത്തിന്റെ പരിണാമചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി പ്രഭാകരന്റെ കഥയിലെ പ്രകൃതിപാഠങ്ങളെ സ്ഥാനപ്പെടുത്താൻ കഴിയുന്നത്‌ ഇതുകൊണ്ടാണ്‌. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. രാജ്യസഭയെ ബൈപാസ് ചെയ്ത് പല ബില്ലുകളും മണി ബില്ലുകളായി രൂപപ്പെടുത്തി ലോക്സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കുന്നതിനെതിരെ ബാലഗോപാലാണ് ആദ്യ പ്രതിഷേധം 2015-ല്‍ ഉയര്‍ത്തിയത്. ഫെഡറലിസത്തിന്‍റെ അടിസ്ഥാനത്തെ തകര്‍ക്കുന്ന നീക്കമാണിത് എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രിക്ക് നേരത്തെ തന്നെ ബാലഗോപാല്‍ കത്തായി നല്‍കുകയും ചെയ്തിരുന്നു. ആധാര്‍ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ഭരണഘടാനാ ബഞ്ചിനു മുമ്പാകെ പോലും ബാലഗോപാലിന്‍റെ വാദങ്ങല്‍ അവതരിപ്പിക്കപ്പെട്ടു. ബാലഗോപാലിന്‍റെ വാദങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാവായ ജയറാം രമേഷ് ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജി.എസ്.ടി ബില്ലിേډല്‍ നടന്ന ചര്‍ച്ചയില്‍ ബാലഗോപാല്‍ അവതരിപ്പിച്ച വാദങ്ങല്‍ ദേശിയ മാധ്യമങ്ങല്‍ പോലും വാര്‍ത്തയാക്കി. പ്രവിശ്യകള്‍ക്ക് കരം പിരിക്കാന്‍ അവകാശം വേണം എന്ന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ വാദിച്ച അംബേദ്കറെ അദ്ദേഹം ഉദ്ധരിച്ചു. ഫെഡറലിസത്തിന്‍റെ അന്തഃസത്തയെ ജി.എസ്.ടി ചോദ്യം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ബാലഗോപാലിന്‍റെ ജി.എസ്.ടിയെക്കുറിച്ചുള്ള ലേഖനം ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു. പി.ചിദംബരം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതുന്ന പ്രതിവാരകോളമായ അരൃീൈ വേല അശഹെല -ല്‍ കെ.എന്‍.ബാലഗോപാല്‍ ജി.എസ്.ടി വിഷയത്തില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പാര്‍ലമെന്‍റിലെ ലോക്പാല്‍ സെലക്ട് കമ്മിറ്റിയിലെ അംഗമായിരുന്നു ബാലഗോപാല്‍. ലോക്പാല്‍ ബില്ലിനോട് വിയോജിച്ച് ബാലഗോപാല്‍ നല്‍കിയ കുറിപ്പ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഭാഗമാണ്. പൊതുമേഖലയുടെയും സ്വകാര്യമേഖലുടെയും പങ്കാളിത്തമുള്ള പദ്ധതികളിലെ അഴിമതി അന്വേഷിക്കാന്‍ അധികാരമില്ലാത്ത ലോക്പാലിന് എന്തു പ്രസക്തി എന്നായിരുന്നു ബാലഗോപാലിന്‍റെ ചോദ്യം. പാര്‍ലമെന്‍റംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുള്‍പ്പെടെ ലോക്പാലിന്‍റെ പരിധിയില്‍ കൊണ്ടുവരണം എന്നാവശ്യപ്പെട്ട പാര്‍ലമെന്‍റേറിയനാണ് ബാലഗോപാല്‍. 2014 ജനുവരി 7-ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ തന്‍റെ നിലപാട് വിശദീകരിച്ച് ബാലഗോപാല്‍ ലേഖനമെഴുതി. റബ്ബറിന്‍റെ വിലത്തകര്‍ച്ചയ്ക്കു കാരണമായ അനിയന്ത്രിതമായ ഇറക്കുമതിയെക്കുറിച്ച് ആറു തവണ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്തു. റബ്ബര്‍ ബോര്‍ഡിന് ചെയര്‍മാനെ നിയമിക്കാത്ത കേന്ദ്രഗവണ്‍മെന്‍റ് നീക്കത്തിനെതിരെ പ്രതികരിച്ചു. കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധികള്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ പല തവണ കൊണ്ടു വന്നു. കശുവണ്ടിക്ക് ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിച്ചതിന്‍റെ ഭാഗമായി ആ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുന്ന വിവരം ശക്തമായി ഉന്നയിച്ചു. ബാലഗോപാലിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് കശുവണ്ടിയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം കേന്ദ്രഗവണ്‍മെന്‍റ് പകുതിയായി കുറച്ചത്. ടൈറ്റാനിയം ഡയോക്സൈഡിന്‍റെ ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധ നേടി. ഇറക്കുമതിച്ചുങ്കം വര്‍ദ്ധിപ്പിക്കുന്നത് വഴി ചവറ കെ.എം.എം.എല്‍ ഉത്പാദിപ്പിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡിന്‍റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനാകും. ഇന്ത്യന്‍ പാര്‍ലമെന്‍റിനെ പിടിച്ചു കുലുക്കിയ എയര്‍പോര്‍ട്ട് യൂസര്‍ ഫീ അഴിമതി 2012-ലാണ് കെ.എന്‍.ബാലഗോപാല്‍ പാര്‍ലമെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. യൂസര്‍ഫീ എന്ന പേരില്‍ വിമാനത്താവളങ്ങളില്‍ നിന്നും കണക്കില്ലാതെ പിരിക്കുന്ന പണം സി.എ.ജി ആഡിറ്റ് ചെയ്യണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. രണ്ടര മണിക്കൂര്‍ മറ്റെല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവച്ച് ഈ വിഷയം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്തു. ഇക്കണോമിക് ടൈംസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കവര്‍ സ്റ്റോറിയായും മുഖ്യതലക്കെട്ടായും ബാലഗോപാലിന്‍റെ അഭിമുഖമുള്‍പ്പെടെ ഈ വിഷയം പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യവസായത്തിന്‍റെ സുതാര്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് സഭയിലാദ്യമായി ആവശ്യപ്പെട്ടത് ബാലഗോപാലാണ്. ഇ-കൊമേഴ്സ് കച്ചവടങ്ങളിലെ നികുതി പിരിവ് സംബന്ധിച്ച അവ്യക്തതകള്‍, ഇറക്കുമതി സംബന്ധിച്ച പ്രശ്നങ്ങള്‍, ഉപഭോക്തൃനിയമങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. ബാലഗോപല്‍ അന്ന് സഭയില്‍ അവതരിപ്പിച്ച വിഷയങ്ങല്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ക്രാന്തദര്‍ശിയായ ഒരു ഭരണാധികാരിയുടെ ലക്ഷണമാണ്. മുരുകന്‍ എന്ന അന്യസംസ്ഥാന തൊഴിലാളി സ്വകാര്യ ആശുപത്രികളുടെ അനാസ്ഥ മൂലം മരണപ്പെടുന്ന ദുഃഖകരമായ സംഭവം കൊല്ലത്തുണ്ടായി. മുരുകന്‍റെ മൃതശരീരം തമിഴ്നാട്ടിലെത്തിക്കാന്‍ സഹായിച്ച ബാലഗോപാലിനെ കണ്ടു നന്ദി പറയാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ മുരുഗമ്മാളും മക്കളുമെത്തി. അവരെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതും പത്തു ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാരില്‍ നിന്ന് അനുവദിക്കാനുള്ള ഇടപെടലുകള്‍ നടത്തിയതും ബാലഗോപാല്‍ ആയിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തിര ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മ്മാണം ഉണ്ടായതുപോലും ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ്. ടി.സി.എസ് ഉള്‍പ്പെടെയുള്ള വന്‍കിട ഐടി കമ്പനികള്‍ അകാരണമായി തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടിക്കെതിരെ ബാലഗോപാല്‍ പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തി. ന്യുജനറേഷന്‍ തൊഴില്‍ മേഖലകളിലും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐടി മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തിനുവേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയ എം.പിയായിരുന്നു ബാലഗോപാല്‍. 2010-16 കാലയളവിലാണ് ബാലഗോപാല്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നത്. എം.പി. ഫണ്ടായി ലഭിച്ച 30 കോടിയോളം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ച ഖ്യാതി ഇദ്ദേഹത്തിനു സ്വന്തം. പാര്‍ലമെന്‍ററി ഇടപെടലുകളിലും സജീവം. രാജ്യസഭയില്‍ ഉന്നയിച്ചത് 762 ചോദ്യങ്ങള്‍ (ദേശീയ ശരാശരി 335 196 ചര്‍ച്ചകളില്‍ പങ്കാളിത്തം (ദേശീയ ശരാശരി 61 ഹാജര്‍ നില 83 ശതമാനം (ദേശീയ ശരാശരി 78 മികച്ച പാര്‍ലമെന്‍ററി പ്രവര്‍ത്തനത്തിനുള്ള സന്‍സദ് രത്ന പുരസ്കാരം 2016ല്‍ ലഭിച്ചു. 1982ല്‍ പുനലൂര്‍ എസ്.എന്‍. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കേയാണ് കെ.എന്‍.ബാലഗോപാല്‍ സി.പി.ഐ.-എം. അംഗമാവുന്നത്. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളില്‍ അംഗമായ അദ്ദേഹം 2015ല്‍ കൊല്ലം ജില്ലാ സെക്രട്ടറിയായി. ആര്‍.എസ്.പി. യു.ഡി.എഫില്‍ പോയതിനെത്തുടര്‍ന്ന് ഇടതു മുന്നണി കൊല്ലം ജില്ലയില്‍ പ്രതിസന്ധിയിലായി എന്ന പ്രചാരണം എതിരാളികള്‍ ശക്തമാക്കുന്ന വേളയിലായിരുന്നു സി.പി.ഐ.-എം. സെക്രട്ടറിയായി ബാലഗോപാലിന്‍റെ വരവ്. സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച്, പ്രവര്‍ത്തകരെയാകെ അദ്ദേഹം ഊര്‍ജ്ജസ്വലരാക്കി. ഇതിന്‍റെ ഫലം 2015ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യം പ്രകടമായത്. ജില്ലയിലെ 68 ഗ്രാമപഞ്ഞായത്തുകളില്‍ 61 എണ്ണവും ഇടതുമുന്നണിയുടെ ഭരണത്തിലായി. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 4 മുന്‍സിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ യു.ഡി.എഫ്. തകര്‍ന്നടിഞ്ഞു. ഇതിനൊപ്പം കൊല്ലം ജില്ലാ പഞ്ചായത്തും കൊല്ലം കോര്‍പ്പറേഷനും വന്‍ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറച്ചുകൂടി തിളക്കമാര്‍ന്ന വിജയമാണ് എല്‍.ഡി.എഫ്. നേടിയത്. ജില്ലയിലെ 11 മണ്ഡലങ്ങളും എല്‍.ഡി.എഫ്. പക്ഷത്ത് ഉറച്ചുനിന്നു. ഇടതുമുന്നണിയെ വഞ്ചിച്ച് മറുകണ്ടം ചാടിയ ആര്‍.എസ്.പിയെ നിയമസഭയില്‍ നിന്നു തന്നെ ജനങ്ങള്‍ തൂത്തെറിഞ്ഞു. ബാലഗോപാലിന്‍റെ സംഘടനാപ്രവര്‍ത്തന രംഗത്തെ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കൊല്ലം ജില്ലയിലുണ്ടായ സമ്പൂര്‍ണ്ണ വിജയം. കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തില്‍ വലിയ ഇടപെടലുകളാണ് കെ.എന്‍.ബാലഗോപാല്‍ നടത്തിയത്. ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ നേരിടാന്‍ ആവിഷ്കരിച്ച മഴക്കൊയ്ത്ത് പദ്ധതി വന്‍വിജയമായി. ഒരേസമയം 3 ലക്ഷം മഴക്കുഴികള്‍ സൃഷ്ടിച്ചത് ഹരിതരാഷ്ട്രീയത്തിന്‍റെ പുത്തന്‍ അനുഭവമായി. മഴവെള്ളം ശേഖരിക്കുന്നതിലൂടെ കിണറുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും പുതുജീവന്‍ പകരുന്ന പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. ഒരു വര്‍ഷത്തിനു ശേഷം കൊല്ലത്തെ ഭൂജലവിതാനം പരിശോധിച്ചപ്പോള്‍ നില മെച്ചപ്പെട്ടതായി ശാസ്ത്രജ്ഞډാര്‍ സാക്ഷ്യപ്പെടുത്തിയത് ഫലത്തില്‍ ബാലഗോപാലിനുള്ള അഭിനന്ദനമായിരുന്നു. ഇതിനൊക്കെ ഫലമുണ്ടായി. അന്താരാഷ്ട്ര പഠനസംഘങ്ങള്‍ മണ്‍റോതുരുത്തിലെത്തി. ബാലഗോപാല്‍ മുന്‍കൈയെടുത്തു തന്നെ ഒരു പുതിയ ഭവനമാതൃക മണ്‍റോത്തുരുത്തിനായി ഒരുക്കി. സി.പി.ഐ.-എമ്മിന്‍റെ നേതൃത്വത്തില്‍ ആംഫിബിയസ് വീടുകള്‍ അവിടെ ഇപ്പോള്‍ തയ്യാറാവുകയാണ്. ജനങ്ങളുടെ പ്രശ്നത്തില്‍ ഒരു ജനകീയ നേതാവ് നടത്തിയ ഇടപെടല്‍ ഗുണകരമായ മാറ്റം വരുത്തിയതിന്‍റെ മികച്ച മാതൃക. ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്സൃഷ്ടിക്കുന്നത്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി യോജിച്ച പ്രക്ഷോഭം; മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി സര്‍വകക്ഷി യോഗം തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന് സര്‍വകക്ഷി യോഗം അവസാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്‍ച്ചില്‍ കേരള ജനതയെ ഒരിക്കല്‍കൂടി ലജ്ജിപ്പിച്ച് തല താഴ്ത്തിക്കുന്ന സംഭവമാണ് തിങ്കളാഴ്ച കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നടന്നിരിക്കുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്‍പിച്ചശേഷം അവരുടെ പതിനാലുകാരിയായ വനിതാ മതില്‍; ചെലവ് വെളിപ്പെടുത്താതെ സര്‍ക്കാര്‍ കെ.അനസ് തിരുവനന്തപുരം: വനിതാ നവോത്ഥാനമെന്ന പേരില്‍ ഇടതു മുന്നണി സംഘടിപ്പിച്ച വനിതാ മതിലിന് സര്‍വ്വ പിന്തുണയും നല്‍കിയ ഇടത് സര്‍ക്കാര്‍, ഇതിനായി ചെലവിട്ട കണക്കുകള്‍ വെളിപ്പെടുത്താതെ ഒളിച്ചു കളിക്കുന്നു. വനിതാ എം.എല്‍.എയുടെ പേരില്‍ അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്‍വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും പിണറായി ഭരണത്തില്‍ ജയിലുകള്‍ നിയന്ത്രിക്കുന്നത് സി.പി.എം ഗുണ്ടകള്‍ ഫൈസല്‍ മാടായി കണ്ണൂര്‍ സംസ്ഥാനത്തെ ജയിലുകളില്‍ സി.പി.എം സെല്‍ ഭരണം അവസാനിച്ചില്ലെന്ന സൂചന നല്‍കി സെല്ലുകളില്‍ ഇപ്പോഴും പാര്‍ട്ടി ഗുണ്ടകള്‍ വാഴുന്നു. കണ്ണൂര്‍ സെന്‍്ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരന് നേരെ നടന്നത് ക്രൂര മര്‍ദ്ദനം തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമായി ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിന്റെ തുടക്കം പ്രക്ഷുബ്ധമായി. വേങ്ങര നിയമസഭാമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിംലീഗ് അംഗം കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു അജണ്ടയിലെ ആദ്യഇനം ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് ഒപ്പിട്ടു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുടെ കൂമ്പാരം; വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ‘അമ്മ അവൾക്കൊപ്പമോ അവനൊപ്പമോ അറിയാം ഓഗസ്റ്റ് 7 നു ഡബ്‌ളിയുസിസി – താരസംഘടന ചര്‍ച്ച ആഗസ്‌റ്റ്‌ ഏഴിന്‌; July 19, 2018 editor123 reporterLeave a Comment on ‘അമ്മ അവൾക്കൊപ്പമോ അവനൊപ്പമോ അറിയാം ഓഗസ്റ്റ് 7 നു ഡബ്‌ളിയുസിസി – താരസംഘടന ചര്‍ച്ച ആഗസ്‌റ്റ്‌ ഏഴിന്‌; നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തതാണ് എഎംഎംഎയുടെ ഡബ്ല്യൂസിസിയും തമ്മിലുള്ള പ്രശ്‌നങ്ങളെ തുറന്ന പോരിലേക്ക് എത്തിച്ചത്. താരസംഘടനയിലെ കൊള്ളരുതായ്മകള്‍ പലതും വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗങ്ങള്‍ പൊതുമധ്യത്തില്‍ വിളിച്ച്‌ പറഞ്ഞു. ഡബ്ല്യൂസിസിയെ ശത്രുക്കളായി കണ്ട് മാറ്റി നിര്‍ത്തിയാല്‍ അപകടമാണ് എന്ന ബോധ്യം അമ്മയ്ക്ക് വന്ന് തുടങ്ങിയത് വനിതാ സംഘടനയ്ക്ക് ലഭിക്കുന്ന പൊതു സമൂഹത്തിന്റെ പിന്തുണ കണ്ടതോട് കൂടിയാണ്. നടിമാരുടെ ആവശ്യത്തിന് ഒടുക്കം താരസംഘടന വഴങ്ങിയിരിക്കുന്നു. ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സെക്രട്ടറിയായ ഇടവേള ബാബുവിന് നടിമാര്‍ കത്തെഴുതിയിരുന്നു. പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നീ നടിമാര്‍ ചേര്‍ന്നാണ് കത്തെഴുതിയത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ പ്രതിഷേധ സൂചകമായി രാജി വെച്ചതിന് പിന്നാലെ ആയിരുന്നു മറ്റുള്ളവര്‍ ചേര്‍ന്ന് കത്ത് നല്‍കിയത്. ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അമ്മ ഉറപ്പും നല്‍കി. വിദേശത്തുള്ള അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരികെ വന്നതിന് ശേഷം നടിമാരുമായി ചര്‍ച്ച നടത്താം എന്നായിരുന്ന അമ്മ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ചയുടെ തിയ്യതി അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നില്ല. ഇക്കാര്യം ഡബ്ല്യൂസിസി ഇടയ്ക്ക് വിമര്‍ശനമായി ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ചര്‍ച്ചയുടെ തിയ്യതി അമ്മ പ്രഖ്യാപിച്ചിരിക്കുന്നത്. അമ്മ നേതൃത്വത്തിലുള്ളത് നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള, ചിലരുടെ നോമിനികളാണെന്ന് ഡബ്ല്യൂസിസി ആരോപിച്ചിരുന്നു. നേതൃത്വത്തിലുള്ള മുകേഷും ഗണേഷും അടക്കമുള്ളവര്‍ കടുത്ത ദിലീപ് പക്ഷക്കാരാണ് എന്നത് പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. നടിമാരോട് ഗണേഷിനുള്ള നിലപാട് എന്തെന്നത് ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നടിമാര്‍ക്ക് നേരെയുണ്ടാവാന്‍ പോകുന്ന നിലപാട് എന്തെന്നത് ഊഹിക്കാവുന്നതാണ്. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് നാശത്തിന്റെ വക്കില്‍ തിരുവനന്തപുരത്ത് സഹപാഠികളുടെ മുന്‍പില്‍ എട്ടാം ക്ലാസുകാരന്‍ എലിവിഷം കഴിച്ചു: കുട്ടി അവശനിലയില്‍ ആശുപത്രിയില്‍ ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസംഗം ഭക്ത ജനങ്ങൾ വിഡ്ഢികളാക്കപ്പെടുകയാണോ പുറത്തായത് ബിജെപിയുടെ തനി നിറമോ കോൺഗ്രസ് ബിജെപിയുടെ കെണിയിൽ വീണോ സർക്കാർ നിലപടെന്തു ?… വായിക്കാം ; മോദിജിക്ക്‌ വോട്ടു ആയിരുന്നു പ്രധാനം എങ്കിൽ… മോദിയെ ട്രോളുന്നവരോട് മോദി ആരാധകന്റെ കുറച്ചു ചോദ്യങ്ങൾ വൈറലാകുന്നു ; പോലീസിനെ മാത്രമല്ല എസ് എഫ് ഐ പ്രവര്‍ത്തകരെയും പെരുമാറ്റ മര്യാദ പഠിപ്പിക്കാൻ ഒരുങ്ങി സിപിഎം നേതൃത്വം ; ഇന്ധന വിലവർധന ജനങ്ങളെ ബിജെപിയിൽ നിന്ന്‌ അകറ്റി; കേരളത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പാർട്ടിവിട്ടെന്ന്‌ പി പി മുകുന്ദൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി ‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം ചക്രം പോലെ തോന്നിക്കുന്നതു കൊണ്ടാണ് ഈ യോഗാഭ്യാസത്തിന് ഈ പേര് വന്നത്. ചക്രാസനം പതിവാക്കുന്നതിലൂടെ മണിബന്ധം, കൈകള്‍, കാലുകള്‍, അരക്കെട്ട്, വയറ്, നട്ടെല്ല് എല്ലാ ഭാഗത്തും ആയാസം കിട്ടും. നെഞ്ചും വിരിയും. കഴുത്തിലെ ഗ്രന്ഥികള്‍ക്ക് വലിവുകിട്ടും. യുവത്വവും ഊര്‍ജ്ജവും കൂടും. വന്ധ്യത കുറയും. ലിവര്‍, പാന്‍ക്രിയാസ്, വൃക്കകള്‍ ഇവയ്ക്ക് വലിവുകിട്ടും ബലപ്പെടും. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. നമ്മളിൽ മിക്കവാറും ഇറച്ചി വിഭവങ്ങൾ ഇഷ്ട്ടപെടുന്നവരാണ്. ചുരുക്കം ചിലരെ വെജിറ്റേറിയൻസ് എന്ന് വിളിക്കാൻ ഉണ്ടാകൂ. ഏത് ഇറച്ചിയോ ആവട്ടെ മറ്റെങ്ങും കാണാത്ത സവിശേഷമായ രുചിയും മണവും ചേര്‍ന്ന കൂട്ടുകള്‍ ഉണ്ട്. വീട്ടമ്മമാർ അറിയാതെ പോകരുത് ഈ കാര്യങ്ങൾ… ഫ്രിഡ്ജ്ഡോർ സൈഡിലെ കറുത്തപാടുകൾ കളയാൻ ഇത്ര എളുപ്പമോ?ഒരിടത്തും കേൾക്കാത്ത അടുക്കള സൂത്രങ്ങൾ ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ ഇന്നില്ല ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ ഇത്രെയേറെ സഹായിക്കുന്ന മറ്റൊന്നില്ല. ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിനാണ്‌ റഫ്രിജറേറ്ററുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. സാധാരണ താപനിലയിൽ… ഓറഞ്ച് തൊലിയുടെ കൂടെ ഈ ലിക്വിഡ് കൂടി ചേർക്കൂ അടുക്കളയും കൂടെ വീടുമുഴുവനും സുഗന്ധം നിറയും.. ഓരോ വീടിനും ഓരോ മണമായിരിക്കും. വീട്ടിൽ എപ്പോഴും നല്ല സുഗന്ധം നിറയണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. നല്ല ഹൃദ്യമായ സുഗന്ധമാണെങ്കിൽ തീർച്ചയായും വീട്ടിലെത്തുന്ന അതിഥിയെ സന്തോഷവാനും ഫ്രഷുമാക്കും. ഇന്ന് അതിനുവേണ്ടി റൂം ഫ്രഷ്നെസുകൾ വിപണിയിൽ… താരൻ ആണോ നിങ്ങളുടെ പ്രശ്‍നം ഇനി താരൻ കാരണം ആരും വിഷമിക്കില്ല ആൺ-പെൺ വ്യത്യാസമില്ലാതെ മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. തലയിലെ ചൊറിച്ചില്‍ അസഹ്യമായി പൊടി പോലെ വീഴാന്‍ തുടങ്ങുമ്പോഴാണ് പലരും ഇതിന് പരിഹാരം തേടുക. താരന്‍ കൃത്യസമയത്ത് മാറ്റാതിരുന്നാല്‍ ത്വക്കിലേക്കും വ്യാപിക്കുന്നു. മുഖം,… വസ്ത്രങ്ങൾ കരിമ്പൻ കുത്തിയാൽ ഇതുപോലെ ചെയ്യൂ മഴക്കാലമായാൽ തുണികളിൽ കരിമ്പൻ കുത്തുന്നത് സാധാരണമാണ്. വേനൽകാലത്താണെങ്കിൽ വിയർപ്പ് തട്ടിയും കരിമ്പൻ പിടിക്കാറുണ്ട്. ഇവാ തുണികളിൽ പിടിച്ചാൽ പിന്നെ പോയിക്കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഒരു തുണിയിൽ നിന്ന് തന്നെ ഇവാ മറ്റു തുണികളിലേക്കും… വൈറ്റ് പേപ്പർ ഉണ്ടോ ഈ ടിപ്സ് കാണാതെ പോകല്ലേ ഹാൻഡ്‌വാഷ് ന്റെ ഉപയോഗം വളരെയധികം അത്യാവശ്യമായ ഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പുറത്തേക്കൊക്കെ പോകുമ്പോൾ അല്ലെങ്കിൽ പുറത്തേക്ക് പോയി തിരിച്ചെത്തുമ്പോൾ കൈകൾ വൃത്തിയായി കഴുകേണ്ടത് അനിവാര്യമാണ്. എന്നാൽ ചിലപ്പോൾ ഹാൻഡ് വാഷ് കൈയിൽ… ഇതൊക്കെ ഇത്രയും എളുപ്പം ആയിരുന്നോ? കുക്കർ കൊണ്ട് ഇങ്ങനെയും ഉപയോഗങ്ങളോ..😱 ഇതൊക്കെ ഇത്രയും എളുപ്പം ആയിരുന്നോ ലോകത്ത് ഏതൊരു അറിവും ലഭിക്കുന്നത് ലഭിച്ച അറിവില്‍നിന്നാണ്. മറ്റൊരാള്‍ക്കും നിങ്ങളെ അറിവാളനാക്കാന്‍ കഴിയില്ല. അറിവാളനാക്കാന്‍ സഹായിക്കാനേ പറ്റൂ…നിങ്ങളെ അറിവാളനാക്കുന്നത് നിങ്ങളുടെ അറിവുകള്‍തന്നെയാണ്.… അലർജി ഉണ്ടാക്കാതെ ഫാൻ ക്ലീൻ ആക്കാം ഫാൻ വൃത്തിയാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് സീലിംഗ് ഫാൻ. ഉയരത്തിലായതു കൊണ്ടാണിത്. പലരും സ്റ്റൂളിൽ കയറി നിന്നും മറ്റും ആണ് സീലിംഗ് ഫാൻ വൃത്തിയാക്കാനായി പാട് പെടുന്നത്. കുറേ നേരം എത്തിനിന്നു വൃത്തിയാക്കുകയെന്നത്… റോസാ ചെടി വീട്ടിൽ ഉണ്ടെങ്കിൽ ഈസിയായി ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം.. റോസ് വാട്ടർ നമ്മൾ പല കാര്യങ്ങളാക്കായി ഉപയോഗിക്കാറുണ്ട് മംഗള കര്‍മ്മങ്ങള്‍ക്കും, സൗന്ദര്യ സംരക്ഷണത്തിനും ഒക്കെ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. അതിൽ പ്രധാനപ്പെട്ട സൗന്ദര്യ സംരക്ഷണത്തിനാണ്. മുഖം തിളക്കമുള്ളതാക്കാൻ റോസ് വാട്ടർ ദിവസവും… വീട്ടിൽ മുട്ട തോട് പൊടിച്ചു കുപ്പിയിൽ സൂക്ഷിച്ചാൽ അറിഞ്ഞിരിക്കണം പുഴുങ്ങിയ മുട്ട എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്. വളരെയധികം പോഷകമൂല്യമുള്ള മുട്ട ആരോഗ്യത്തിനു നല്ലതാണു. മുട്ട കഴിക്കാറുണ്ടെങ്കിലും മുട്ടയുടെ തോട് കളയുകയാണ് പതിവ്. മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. വെറുതെ വലിച്ചെറിയല്ലേ മുട്ടത്തോട്.… ഈ മീൻ ടിപ്സുകൾ അറിഞ്ഞാൽ നിങ്ങൾ ആവും വീട്ടിൽ താരം പാചകത്തിലെ ബിരുദം എടുക്കാൻ അൽപ്പം പൊടികൈകൾ അറിഞ്ഞിരിക്കുക തന്നെ വേണം. ഏതൊരു നല്ല രുചിക്ക് പിന്നിലും പൊടികൈകൾ ഉണ്ടാകും അത്തരത്തിൽ മീൻ വെക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരു ചെറിയ ടിപ്പ് പരിചയപ്പെടുത്തുകയാണ് ഇന്നത്തെ വീഡിയോയിലൂടെ പുതുമയുടെയും… ബാത്ത്റൂം ഫ്ലഷ് ടാങ്കിൽ ഒരു സ്പൂൺ ഈ മാജിക്‌ ചേർക്കു. പിന്നെ ബാത്ത്‌റൂമിൽ സുഗന്ധം നിറയും നമ്മുടെ വീട്ടിൽ അടുക്കള കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട ഇടമാണ് ബാത്രൂം. ഏറ്റവും കൂടുതൽ വൃത്തിയാക്കാനും മറ്റും ബുദ്ധിമുട്ടുള്ളതും ബാത്‌റൂമിൽ ആണ്. ബാത്രൂം വൃത്തിയാക്കുന്നതിനായി പലതരത്തിലുള്ള ജം പ്രൊട്ടക്ഷൻ ലിക്വിഡുകളും മറ്റും… വെളിച്ചെണ്ണ പെട്ടെന്ന് കാറിപോകുന്നുണ്ടോ വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ… കേര വൃക്ഷങ്ങളാൽ സമൃദ്ധമായ നാടാണ് നമ്മുടെ കേരളം. ആയതിനാൽ തന്നെ വെളിച്ചെണ്ണയും നാളികേരവും നമ്മുടെ പാചകത്തിൽ ഒഴിച്ച് നിർത്താനാകാത്ത ഒന്നാണ്. കടയിൽ നിന്നും വാങ്ങുന്ന പലതരത്തിലുള്ള മായങ്ങളും ചേർന്നതാണ്. നമ്മുടെ വീടുകളിൽ തന്നെ തേങ്ങാ ഉണക്കി… ഉറുമ്പുപൊടി മറന്നേക്കൂ ഉറുമ്പിനെയും കൂവിച്ചയെയും തുരത്താൻ പൊടിക്കൈ… വീട്ടമ്മമാരുടെ പ്രധാന ശത്രുക്കളാണ് ഉറുമ്പുകൾ. എവിടെയെങ്കിലും മധുരവസ്തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ തിരഞ്ഞു പിടിച്ച് ഓടിയെത്തുന്ന ഉറുമ്പിൻകൂട്ടങ്ങൾ എവിടെ നിന്നും പൊട്ടിമുളയ്ക്കുന്നു എന്ന് ചിന്തിച്ചു പോകും. ഉറുമ്പുകളെ തുരത്താൻ ധാരാളം… ഈ കാര്യം ഇതുവരെ അറിയാതെ പോയല്ലോ വീട്ടമ്മമാരുടെ ഈ തലവേദന ഇനി മാറിക്കിട്ടും💯 ചില്ലു പാത്രങ്ങളും കപ്പുകളും എല്ലാം എന്ന് എല്ലാവരും വ്യാപകമായി വീടുകളിലും വലിയ റെസ്റ്റോറന്റുകളിലും ആയി ഉപയോഗിക്കുന്ന ഒന്നാണ്. പണ്ട് കാലങ്ങളിൽ സ്റ്റീൽ പാത്രങ്ങൾ ആണ് നമ്മുടെ അടുക്കള അലങ്കരിച്ചിരുന്നത്. ഗ്ലാസ് പാത്രങ്ങളിൽ വളരെ അപൂർവമായേ… ഇനി മുറ്റത്തെ പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട, ഇനി മുറ്റത്തെ പുല്ല് എളുപ്പത്തിൽ കളയാം ഇനി മുറ്റത്തെ പുല്ലു പറിച്ചു ബുദ്ധിമുട്ടേണ്ട, ഇനി മുറ്റത്തെ പുല്ല് എളുപ്പത്തിൽ കളയാം. മഴക്കാലം ആയാൽ മുറ്റം നിറയെ പുല്ല് വന്നു മൂടും അല്ലെ. ഇതൊരു സ്ഥിരം കാഴ്ചയാണ്. നമ്മൾ പെരുമാറാത്ത സ്ഥലങ്ങൾ എല്ലാം തന്നെ ഇങ്ങനെ പുല്ല് പിടിക്കാറുണ്ട്.… സിവിൽ, സൈനിക, പ്രതിരോധ മേഖലകളിൽ ആധുനിക റഡാർ സംവിധാനങ്ങൾ വ്യാപകമായി ആവശ്യമാണ്. സിസ്റ്റത്തിന്റെ RF സിഗ്നൽ, പവർ, ഡാറ്റ, ഇലക്ട്രിക്കൽ സിഗ്നലുകൾ എന്നിവയുടെ ട്രാൻസ്മിഷന് ഉയർന്ന പ്രകടനമുള്ള റോട്ടറി ജോയിന്റ്/സ്ലിപ്പ് റിംഗ് അത്യാവശ്യമാണ്. 360 ° കറങ്ങുന്ന ട്രാൻസ്മിഷൻ സൊല്യൂഷനുകളുടെ ക്രിയാത്മകവും നൂതനവുമായ ദാതാവ് എന്ന നിലയിൽ, AOOD സിവിൽ, മിലിട്ടറി റഡാർ ക്ലയന്റുകൾക്ക് ഇലക്ട്രിക്കൽ സ്ലിപ്പ് റിംഗ്, കോക്സ്/ വേവ് ഗൈഡ് റോട്ടറി ജോയിന്റ് എന്നിവയുടെ സംയോജിത പരിഹാരങ്ങൾ നൽകുന്നു. സിവിൽ യൂസ് റഡാർ സ്ലിപ്പ് റിംഗുകൾക്ക് വൈദ്യുതിയും സിഗ്നലുകളും നൽകുന്നതിന് സാധാരണയായി 3 മുതൽ 6 വരെ സർക്യൂട്ടുകൾ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ സൈനിക ഉപയോഗത്തിന് റഡാർ സ്ലിപ്പ് വളയങ്ങൾക്ക് കൂടുതൽ സങ്കീർണ്ണമായ ആവശ്യകതകളുണ്ട്. വൈദ്യുതി വിതരണത്തിനും പരിമിതമായ സ്ഥലത്ത് വിവിധ സിഗ്നലുകൾ കൈമാറുന്നതിനും അവർക്ക് 200 ലധികം സർക്യൂട്ടുകൾ ആവശ്യമായി വന്നേക്കാം, ഏറ്റവും പ്രധാനമായി, അവർക്ക് ചില സൈനിക പാരിസ്ഥിതിക ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്: താപനില, ഈർപ്പം, ഷോക്ക്, വൈബ്രേഷൻ, താപ ഷോക്ക്, ഉയരം, പൊടി/മണൽ, ഉപ്പ് മൂടൽ സ്പ്രേ തുടങ്ങിയവ. സിവിൽ, സൈനിക ഉപയോഗം റഡാർ ഇലക്ട്രിക്കൽ സ്ലിപ്പ് വളയങ്ങൾ സിംഗിൾ/ ഡ്യുവൽ ചാനലുകൾ കോക്സിയൽ അല്ലെങ്കിൽ വേവ് ഗൈഡ് റോട്ടറി സന്ധികൾ അല്ലെങ്കിൽ ഈ രണ്ട് തരങ്ങളുടെ സംയോജനവുമായി സംയോജിപ്പിക്കാം. വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന റഡാർ സംവിധാനത്തിനോ റഡാർ പീഠത്തിനോ അനുയോജ്യമായ പൊള്ളയായ ഷാഫ്റ്റുള്ള സിലിണ്ടർ ആകൃതിയും പ്ലാറ്റർ ആകൃതിയും ലഭ്യമാണ്. 1 1 അല്ലെങ്കിൽ 2 ചാനലുകൾ കോക്സ്/വേവ് ഗൈഡ് റോട്ടറി ജോയിന്റുമായി സംയോജിപ്പിക്കാൻ കഴിയും Power ഒരു സംയോജിത പാക്കേജിലൂടെ പവർ, ഡാറ്റ, സിഗ്നൽ, ആർഎഫ് സിഗ്നൽ എന്നിവ കൈമാറുക L സിലിണ്ടർ, പ്ലേറ്ററിന്റെ ആകൃതി ഓപ്ഷണൽ Cutting കസ്റ്റം കട്ടിംഗ് എഡ്ജ് സൈനിക ഉപയോഗത്തിനുള്ള പരിഹാരങ്ങൾ ലഭ്യമാണ് Power പവർ, ഡാറ്റ, ആർഎഫ് സിഗ്നൽ എന്നിവയുടെ ഫ്ലെക്സിബിൾ കോമ്പിനേഷൻ Resistance കുറഞ്ഞ പ്രതിരോധവും കുറഞ്ഞ ക്രോസ്റ്റാക്ക് Shock ഉയർന്ന ഷോക്കും വൈബ്രേഷൻ ശേഷികളും Rad കാലാവസ്ഥ റഡാറും എയർ ട്രാഫിക് കൺട്രോൾ റഡാറും Vehicle സൈനിക വാഹനം ഘടിപ്പിച്ച റഡാർ സംവിധാനങ്ങൾ Ix നിശ്ചിത അല്ലെങ്കിൽ മൊബൈൽ സൈനിക റഡാർ സംവിധാനങ്ങൾ മോഡൽ ചാനലുകൾ കറന്റ് (amps) വോൾട്ടേജ് (VAC) ബോർ വലുപ്പം ആർപിഎം പരാമർശം: RF ചാനലുകൾ ഓപ്ഷണൽ ആണ്, 1 ch RF റോട്ടറി ജോയിന്റ് 18 GHz വരെ. ഇഷ്ടാനുസൃത പരിഹാരങ്ങൾ ലഭ്യമാണ്. മുമ്പത്തെ: സൈനിക കാപ്സ്യൂൾ സ്ലിപ്പ് വളയങ്ങൾ റഡാർ ആന്റിന സിസ്റ്റം സ്ലിപ്പ് റിംഗ് ADSR-JC-44 പ്രതിരോധ മിനിയേച്ചർ സ്ലിപ്പ് റിംഗ് കാപ്സ്യൂൾ R ശക്തമായ ആർ ഡി ശേഷി ഉയർന്ന നിലവാരവും ചെലവും ഫലപ്രദമായ ROV സ്ലിപ്പ് റിംഗുകൾ AOOD പതിറ്റാണ്ടുകളായി ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ROV സ്ലിപ്പ് വളയങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്റ്റാൻഡേർഡ് ROV സ്ലിപ്പ് വളയങ്ങൾ ഞങ്ങൾ സ്ഥിരമായി മെച്ചപ്പെടുത്തുകയും ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആർ‌ഒ‌വി സ്ലിപ്പ് റിംഗ് പരിഹാരങ്ങളിൽ ഇലക്ട്രിക്കൽ സ്ലിപ്പ് വളയങ്ങൾ, ഫോർജുകൾ, ഫ്ലൂയിഡ് റോട്ടറി സന്ധികൾ/ സ്വിവലുകൾ അല്ലെങ്കിൽ ഇലക്ട്രിക്കൽ, ഒപ്റ്റിക്കൽ, ഫ്ലൂയിഡ് എന്നിവയുടെ സംയോജനങ്ങൾ ഉൾപ്പെടുന്നു nbs ഒരു സ്ലിപ്പ് റിംഗിന്റെ പ്രവർത്തന ജീവിതത്തെ ബാധിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങൾ സ്റ്റേഷനറിയിൽ നിന്ന് കറങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് വൈദ്യുത കണക്ഷൻ നൽകാൻ ഉപയോഗിക്കുന്ന ഒരു റോട്ടറി ജോയിന്റാണ് സ്ലിപ്പ് റിംഗ്, ഇതിന് മെക്കാനിക്കൽ പ്രകടനം മെച്ചപ്പെടുത്താനും സിസ്റ്റം പ്രവർത്തനം ലളിതമാക്കാനും ചലിക്കുന്ന സന്ധികളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന കേടുപാടുകൾ സംഭവിക്കുന്ന വയറുകൾ ഇല്ലാതാക്കാനും കഴിയും. മൊബൈൽ ഏരിയൽ ക്യാമറ സംവിധാനങ്ങൾ, റോബോട്ടിക് ആയുധങ്ങൾ, സെമി കണ്ടക്ടർമാർ, കറങ്ങുന്ന ടാബ് എന്നിവയിൽ സ്ലിപ്പ് റിംഗുകൾ വ്യാപകമായി ഉപയോഗിക്കുന്നു കോംപാക്റ്റ് കാപ്സ്യൂൾ സ്ലിപ്പ് റിംഗുകളുടെ വിശാലമായ ആപ്ലിക്കേഷനുകൾ ഒരു സ്ലിപ്പ് റിംഗ് എന്താണ്? ഒരു നിശ്ചല പ്ലാറ്റ്ഫോമിൽ നിന്ന് കറങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് വൈദ്യുതി, സിഗ്നൽ, ഡാറ്റ അല്ലെങ്കിൽ മീഡിയ കൈമാറ്റം ചെയ്യുമ്പോൾ 360 ഡിഗ്രി പരിധിയില്ലാത്ത ഭ്രമണം അനുവദിക്കുന്ന ഒരു ഇലക്ട്രോമെക്കാനിക്കൽ ഉപകരണമാണ് സ്ലിപ്പ് റിംഗ്, ഇത് നിരവധി ചലന നിയന്ത്രണ സംവിധാനങ്ങൾക്ക് ഒരു പ്രധാന റോട്ടറി ജോയിന്റ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഇന്റർഫേസ് ആണ്. കോം‌പാക്റ്റ് കാപ്സ്യൂൾ സ്ലിപ്പ് റിംഗുകൾക്ക് സാധാരണയായി ഒരു ഫ്ലാ ഉണ്ട് സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായി ആറു വര്‍ഷം നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സ്വന്തം രാജ്യക്കാരുടെ പൗരത്വം അവരില്‍നിന്ന് എടുത്തുകളയുന്നതിന് ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. പൗരത്വപ്പട്ടിക ഇന്നു വൈകീട്ടോടെ പുറത്തുവിടുന്നതോടെ രാജ്യത്തെ 40 ലക്ഷത്തോളം പേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് പൗരന്മാരല്ലാതായിത്തീരുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയും സംഘ്പരിവാരവും വര്‍ഷങ്ങളായി അവരുടെ അജണ്ടയിലുള്‍പ്പെടുത്തി വാദിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതാപദ്ധതിയുടെ ഭാഗമാണിത്. ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ നടപ്പാക്കലും ന്യൂനപക്ഷങ്ങളുടെ അപരവത്കരണവുമാണ് ഇതിലൂടെ സംഭവിക്കാനിരിക്കുന്നത്. ദേശീയമായും രാഷ്ട്രീയമായും മുസ്്‌ലിംകളെ ശത്രുക്കളായി കണക്കാക്കുന്നൊരു പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ സഹായത്തോടെ ഫലപ്രാപ്തിയിലെത്തിലെത്തിച്ചിരിക്കുകയാണ് ബി.ജെ.പി. രാജ്യത്താകെ മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വനിയമം നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നതും ഇന്ത്യന്‍ മതേതരത്വത്തിന്റെ സര്‍വനാശത്തിലേക്കാണ്. ബംഗ്ലാദേശി ഹിന്ദുക്കളെ പട്ടികയില്‍നിന്ന് പുറന്തള്ളി എന്നു പറഞ്ഞ് ഇന്നലെ പുറത്തുവന്ന ആര്‍.എസ്.എസ്സിന്റെ പ്രസ്താവനയിലുണ്ട് യഥാര്‍ത്ഥത്തില്‍ ഈ ഇരട്ടനീതി. 2103ല്‍ തുടങ്ങിയ അസം പൗരത്വനിര്‍ണയ പദ്ധതിയുടെ ഫലമായി തുടര്‍ച്ചയായ പ്രതിഷേധങ്ങളും നിയമവ്യവഹാരങ്ങളും പിന്നിട്ടാണ് ആഗസ്ത് 31ന് പട്ടിക പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ ഇതനുസരിച്ച് 41,10,169 പേരെയാണ് പൗരന്മാരല്ലാത്തവരായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്തും അനവധാനതയോടെയും ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ് പദ്ധതിയെന്ന് പട്ടിക നിര്‍ണയം സംബന്ധിച്ച വാര്‍ത്തകളിലൂടെ ബോധ്യമായതാണ്. നാളെ മുതല്‍ ഇതുമൂലം ഉണ്ടാകുന്ന ക്രമസമാധാനപരവും മാനുഷികവുമായ പ്രശ്‌നങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാമെന്ന തോന്നലിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. അസമില്‍ ഇതിനകം വലിയ സൈനിക സന്നാഹത്തെയാണ് ഇതിനായി വിന്യസിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി രാജ്യം സ്വന്തമെന്ന് കരുതി ജീവിച്ചവരെ നിയമവും ചട്ടവും പറഞ്ഞ് ഒരു പ്രഭാതത്തില്‍ പുറന്തള്ളുമ്പോള്‍ ആ മനുഷ്യരിലും കുടുംബങ്ങളിലും ഉണ്ടാകുന്ന മാനസിക വ്യഥയെക്കുറിച്ച് എന്തുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തലപ്പത്തിരിക്കുന്നവര്‍ ഒരു വേവലാതിയും പ്രകടിപ്പിക്കുന്നില്ല എന്നതിന് തെളിവാണ് രാജ്യം ഭരിക്കുന്നവരുടെ ന്യായ പുസ്തകങ്ങളിലെ വര്‍ഗീയ അജണ്ട. പുറന്തള്ളപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കും, അവരുടെ ജീവിത സന്ധാരണത്തിന് എന്ത് മാര്‍ഗമാണ് സര്‍ക്കാരുകള്‍ കൈക്കൊള്ളാന്‍ പോകുന്നത് എന്നതിനെക്കുറിച്ചൊന്നും ഇതുവരെയും സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള വിശദീകരണവും പുറത്തുവന്നതായി കാണുന്നില്ല. പലവിധ കാരണത്താല്‍ സുരക്ഷിതഇടംതേടി ഇന്ത്യയിലേക്ക് പല ഘട്ടങ്ങളിലായി എത്തിപ്പെട്ടവര്‍ ഇവിടം തങ്ങളുടെ സ്വന്തം മണ്ണായി കൊണ്ടുനടക്കുമ്പോഴാണ് ഈ പിണ്ഡംവെപ്പ്. പുറത്താക്കപ്പെടുന്നവരിലധികവും മുസ്‌ലിംകളാണ് എന്നതാണ് നിഗൂഢ അജണ്ടയെ പുറത്തുകൊണ്ടുവരുന്നത്. 197ല്‍ പാകിസ്താനുമായി ഉണ്ടായ ബംഗ്ലാദേശ് യുദ്ധമാണ് വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമായതെന്നാണ് ധാരണയെങ്കിലും അതിനുമുമ്പുതന്നെ രാജ്യത്തേക്ക് പൂര്‍വപാക്കിസ്താന്‍ മേഖലയില്‍നിന്ന് വന്‍കുടിയേറ്റം നടന്നിരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 1971ലേതിനേക്കാള്‍ പേര്‍ അതിനുമുമ്പ് അസമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിരുന്നുവെന്ന് കാനേഷുമാരി കണക്കുകള്‍ സാക്ഷിയാണ്. എന്നിട്ടും 1971 മാര്‍ച്ച് 24 വെച്ച് പൗരത്വപട്ടിക തയ്യാറാക്കിയത് എന്തിനാണെന്നാണ് മനസ്സിലാകാത്തത്. തദ്ദേശീയരായ ജനതയുടെ സ്വാര്‍ത്ഥ വികാരമാണ് ഇതിനുപിന്നിലെന്ന് വാദിക്കുമ്പോഴും മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്തി ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധമതക്കാര്‍ തുടങ്ങിയ മതവിഭാഗങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം അനുവദിക്കുമെന്ന നിയമം പാസാക്കുന്നതിനെ എങ്ങനെയാണ് സദുദ്ദേശ്യമായി കാണാനാകുക. മുസ്‌ലിംകളെ രാജ്യത്തിന്റെ അര്‍ബുദം എന്ന് വിശേഷിപ്പിക്കുന്ന ആര്‍.എസ്.എസ് – ഹിന്ദു മഹാസഭ അജണ്ടയാണ് ഇതിനുപിന്നില്‍ തികട്ടിവരുന്നത്. മതപരവും വംശീയപരവുമായ ന്യൂനപക്ഷ ജനവിഭാഗങ്ങളെ മുഖ്യധാരയുമായി കൈകോര്‍ത്തുപിടിക്കുന്നതാണ് ഉന്നതമായ മാനുഷികത. പീഡിതരുടെ കണ്ണീരൊപ്പണമെന്ന് പറയുന്നതും അതിഥിദേവോഭവ: എന്ന് പഠിപ്പിച്ചതും നാമൊക്കെ ഉദ്‌ഘോഷിക്കുന്ന മത സംഹിതകളാണ്. യുദ്ധ കലുഷിതമായ സിറിയയില്‍നിന്ന് യൂറോപ്പിലേക്ക് അടുത്തകാലത്തായി കുടിയേറിയ അഭയാര്‍ത്ഥികളെ ആ സമൂഹം പൊതുവില്‍ നെഞ്ചോട്‌ചേര്‍ത്ത് സ്വീകരിച്ചത് ഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പാഠമാകുന്നില്ല. അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ തീരത്തടിഞ്ഞ മൃതശരീരം ലോകത്തിനുമുമ്പാകെ ഉയര്‍ത്തിവിട്ട വികാരവായ്പ് ഉന്മൂലന സിദ്ധാന്തക്കാര്‍ കാണണം. സനാതനമായ ഹിന്ദുമത വിശ്വാസവും കാലാകാലങ്ങളായി തുറന്നിടപ്പെട്ട ദേശീയ ജനാലകളിലൂടെ കടന്നെത്തിയ സാംസ്‌കാരിക വൈവിധ്യത്തിന്റെ തെന്നലും സഹര്‍ഷത്തോടെയല്ലാതെ നമ്മുടെ പൂര്‍വികര്‍ സ്വീകരിക്കുകയുണ്ടായില്ല. ഇസ്്‌ലാമും ക്രിസ്തുമതവും അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്ന ഹിന്ദുമതവുമൊക്കെ ഈയൊരു കൊടുക്കല്‍ വാങ്ങലിന്റെ ഫലമാണ്. നരേന്ദ്രമോദിയും അമിത്ഷായും മോഹന്‍ഭഗവതും പ്രതിനിധീകരിക്കുന്ന ഇന്ത്യയില്‍ കശ്മീര്‍ മുസ്്‌ലിംകളും രോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഇന്ത്യന്‍ ന്യൂനപക്ഷവും മാത്രമല്ല, സര്‍വമത വിളനിലമായ കേരളം പോലും ഇക്കൂട്ടര്‍ക്ക് ഈര്‍ഷ്യയുണ്ടാക്കുന്നതിന്റെ രഹസ്യം തേടി അധികം തലപുകക്കേണ്ടതുമില്ല. ലോകാസമസ്താ സുഖിനോ ഭവന്തു: എന്ന് പഠിപ്പിച്ചൊരു തത്വശാസ്ത്രം ഒരാവര്‍ത്തി തുറന്നുനോക്കിയാല്‍ മാത്രം മതി മതാസ്‌ക്യതയുടെ ഈ പുളിച്ചുതികട്ടല്‍ മാറിക്കിട്ടാന്‍. നിയമന അട്ടിമറി; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം സമൂഹത്തിലെ ഇതര വിഭാഗങ്ങളെ അന്യവല്‍ക്കരിക്കാതെ ഒരു മതന്യൂനപക്ഷത്തിന് തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ഭാഷ രൂപപ്പെടുത്തിയത് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയമാണ്. മുസ്‌ലിം ലീഗ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി മുസ്‌ലിംലീഗിന്റെ ശക്തികേന്ദ്രമായ വയനാട് നിന്നും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ്. യോഗി ആദിത്യനാഥ് മുസ്‌ലിംലീഗിനെ ഒരു ‘വൈറസ്’ ആയി വിശേഷിപ്പിക്കുകയും കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം ഈ’വൈറസ്’ ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസ്തുത തീരുമാനം പ്രധാനമന്ത്രി മോദിയില്‍നിന്നും തീര്‍ത്തും മോശമായ ഒരു വര്‍ഗീയ പരാമര്‍ശത്തിനുംകൂടി ഇടയാക്കി. അദ്ദേഹം വയനാടിനെ വിശേഷിപ്പിച്ചത് ‘ഭൂരിപക്ഷം ന്യൂനപക്ഷമായ’ മണ്ഡലമെന്നാണ്. രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് കാരണം കനത്ത തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള ഇടതുപക്ഷത്തിന്റെ പ്രസ്താവനകള്‍, കൗതുകകരമെന്ന് പറയട്ടെ, സംഘ്പരിവാര്‍ ഭാഷ്യത്തോട് അസാമാന്യമായ സമാനതകള്‍ പുലര്‍ത്തുന്നവയാണ്. ബി.ജെ.പിയുടെ ഭ്രാന്തമായ പാകിസ്താന്‍ ബാധയും മുസ്‌ലിം വിരോധവും ഒന്നിച്ചുചേര്‍ത്തു ഒരു പുതിയ തെരഞ്ഞെടുപ്പാഖ്യാനം നിര്‍മിച്ച വേളയില്‍ മുസ്‌ലിം ലീഗ് പതാകയുടെ വര്‍ണം, മുസ്‌ലിം ലീഗിനുമേല്‍ ആരോപിക്കപ്പെടുന്ന പാകിസ്താന്‍ ബന്ധത്തിന്റെ ദു:സ്സൂചനകള്‍, ജിന്നയുടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗുമായുള്ള നാമ സമാനതകള്‍ തുടങ്ങിയവ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കുള്ള ഒരേയൊരാശ്വാസം മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുസ്‌ലിംകളെ മാത്രമല്ല, മറിച്ച് മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ദേശദ്രോഹികളും പാകിസ്താന്‍ അനുകൂലികളുമാക്കി ചിത്രീകരിക്കുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയാണോ? പാര്‍ട്ടിയുടെ പേരിലെ ‘മുസ്‌ലിം’ ആണ് തിടുക്കത്തില്‍ മുസ്‌ലിംലീഗിനെ വര്‍ഗീയ കക്ഷിയാക്കി വിധിയെഴുതാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കന്നത്. എന്നാല്‍ കഴിഞ്ഞ 70 വര്‍ഷങ്ങളായി ഈ പാര്‍ട്ടി കേരളത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത് വെറുപ്പിന്റെയോ വിഭാഗീയതയുടെയോ രാഷ്ട്രീയത്തില്‍ നാളിതുവരെ മുസ്‌ലിം ലീഗ് ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. മറ്റുള്ളവരോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ ഒരു മത വിഭാഗം രാഷ്ട്രീയമായി സംഘടിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ മുസ്‌ലിംലീഗ് ഒരിക്കലും അതിന്റെ അണികളെയോ രാഷ്ട്രീയ/ഭരണ സ്വാധീനത്തെയോ മതസാമുദായിക വിഭജനത്തിന്‌വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രത്യുത, സംസ്ഥാനം എപ്പോഴല്ലാം സംഘര്‍ഷ സാധ്യത അഭിമുഖീകരിച്ചിട്ടുണ്ടോ, അപ്പോഴെല്ലാം മുസ്‌ലിംലീഗ് അവസരത്തിനൊത്ത് ഉയരുകയും കലാപങ്ങളുടെ തീയണക്കാന്‍ നെടുനായകത്വം വഹിക്കുകയും ചെയ്തു. ഒരു കാര്യം പറയുന്നത് പ്രസക്തമാവും. സംസ്‌കൃത ഭാഷ, ഇന്‍ഡോളജി, ഇന്ത്യന്‍ തത്വശാസ്ത്രം, ഇന്ത്യന്‍ ഭാഷകള്‍ തുടങ്ങിയവയുടെ പരിപോഷണത്തിനും വികാസത്തിനുംവേണ്ടി കാലടിയില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനമെടുത്തത് മുസ്‌ലിംലീഗ് നേതാവ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്. മുസ്‌ലിം ലീഗ് വര്‍ഗീയമല്ലെകില്‍ പിന്നെയതെന്താണ്? വിഭജനാനന്തരം സംജാതമായ കലുഷിതമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് സ്വയം ഉന്നമനത്തിനും ശാക്തീകരണത്തിനും ഒരു സംഘടന ആവശ്യമാണെന്ന് മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ ജീവിച്ച വടക്കെ ഇന്ത്യയിലെ മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിഭജനത്തിന്റെ ദു:സ്വപ്‌നങ്ങള്‍ പേറാത്ത കേരള മണ്ണില്‍ മുസ്‌ലിംലീഗ് വേരുറപ്പിച്ചു. കേരളത്തിലെ പൊതുജീവിതത്തിലെ സകല തുറകളിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗ് സൂക്ഷ്മതയോടെ നിര്‍മിച്ചെടുത്ത ഒരു രാഷ്ട്രീയ രീതിയാണ് പിന്തുടരുന്നത്. മുസ്‌ലിംലീഗ് ഇത് സാധ്യമാക്കിയത് അന്യസമുദായങ്ങളുമായി കൊമ്പ് കോര്‍ത്തുകൊണ്ടായിരുന്നില്ല. തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ തുടങ്ങിയ ഗള്‍ഫ് സമ്പത്തിന്റെ വരവ്, ഇടത് പക്ഷത്തിന്കൂടി ക്രെഡിറ്റ് അവകാശപ്പെടാവുന്ന കേരളത്തിന്റെ സവിശേഷമായ സൗഹൃദ സാമൂഹികാവസ്ഥ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതല്‍ ഉടലെടുത്ത കീഴാള ജനപഥങ്ങളുടെ സമര പാരമ്പര്യം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ മുസ്‌ലിംലീഗെന്ന രാഷ്ട്രീയ കക്ഷിയെ ഉരവം ചെയ്യിക്കുന്നതില്‍ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ‘വര്‍ഗീയ’ മെന്ന വിശേഷണത്തേക്കാളേറെ ‘സാമുദായികം’ എന്ന് വിശേഷിപ്പിക്കേണ്ട രാഷ്ട്രീയം പ്രാവര്‍ത്തികമാക്കി മുസ്‌ലിം ലീഗ് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യ പൗരത്വം എന്ന പരികല്‍പനയെ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് യാഥാര്‍ഥ്യമാക്കിക്കൊടുത്തു. യഥാര്‍ത്ഥത്തില്‍, രാജ്യത്ത് കേരള മുസ്‌ലിംകള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ പൗരത്വം ആസ്വദിക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അധികപ്പറ്റാവില്ല. രാജ്യ ഘടനയിലെ ഇതര സാമൂഹ്യ ഘടകങ്ങളെ അന്യവത്കരിക്കാതെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംലീഗ് പ്രാവര്‍ത്തികമാക്കുന്ന രാഷ്ട്രീയം കുറ്റമറ്റ മലയാളി സവിശേഷതകളോടെ ഒരു ഭാഷയും ശൈലിയും സൃഷ്ടിച്ചു. സ്വയം ഒറ്റപ്പെട്ട് നില്‍ക്കുന്നതില്‍ ഉന്‍മാദം കണ്ടെത്തുന്ന ഇന്ത്യയിലെ ഇതര മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍നിന്നും മുസ്‌ലിം ലീഗിനെ വേറിട്ടുനിര്‍ത്തുന്നത് അത് സമുദായത്തെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത്തന്നെ പ്രതിഷ്ഠിക്കാന്‍ കഠിനാധ്വാനം ചെയ്തു എന്നതാണ്. വിവിധ സമുദായങ്ങള്‍ ഒരൊറ്റ മതനിരപേക്ഷ കുടക്കീഴില്‍ ഒത്തുകൂടുന്നതാണ് അഭിലഷണീയമെങ്കിലും ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അധ:സ്ഥിതരും പുറമ്പോക്കില്‍ ജീവിക്കുന്നവരും സ്വയം സംഘടിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയ ശാക്തീകരണം സാധ്യമാവുന്നുള്ളൂ എന്നതാണ്. ബി.എസ്.പി, എസ്.പി, ആര്‍.ജെ.ഡി മുതലായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിന് തെളിവാണ്. മറ്റുള്ളവര്‍ ഇത്തരം രാഷ്ട്രീയ രീതികളെ കുറിച്ച് ചിന്തിക്കുന്നതിന് ദശകങ്ങക്ക്മുമ്പ് തന്നെ സ്വത്വ രാഷ്ട്രീയം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതിന്റെ ക്രെഡിറ്റ് മുസ്‌ലിംലീഗ് സ്ഥാപക നേതാക്കള്‍ക്ക്മാത്രം അവകാശപ്പെട്ടതാണ്. രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് മുസ്‌ലിംലീഗ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം കോവിഡ് വ്യാപന ഭീഷണി; അണുനശീകരണ യജ്ഞവുമായി മുസ്‌ലിം ലീഗ് സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം മുസ്‌ലിംലീഗ് ‘യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാം’; നവചൈതന്യം സൃഷ്ടിച്ച് നേതാക്കളുടെ പര്യടനം സമാപിച്ചു കര്‍ണാടകയില്‍ ബി.ജെ.പിയുടെ വക്രബുദ്ധി വിലപ്പോവില്ല; കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ വരും: പി.കെ കുഞ്ഞാലിക്കുട്ടി മുത്തലാഖ്: നിഷേധ സമീപനം; മുസ്്‌ലിം ലീഗ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍ മദ്യപാനികൾക്ക് കരൾ വീക്കം സാധാരണയാണ്. എന്നാൽ സ്വാഭാവികമായ അസുഖമായി കരൾ വീക്കം വരാവുന്നതാണ്. ഇത് പാരമ്പര്യമായി കുടുംബത്തിൽ ഉള്ളതാവാനും സാദ്ധ്യതയുണ്ട്. മദ്യപാനം കൊണ്ടുണ്ടാകുന്ന കരൾവീക്കത്തോടൊപ്പമോ അതിൽക്കൂടുതലോ പ്രാധാന്യം നൽകേണ്ടതുണ്ട് മദ്യരഹിതകരൾരോഗ (Non-alcoholic fatty liver disease-NAFLD) ത്തിനു. ഇന്ന് തീവ്രകരൾരോഗങ്ങളിൽ മുൻപന്തിയിലാണ് NAFLD. പടിഞ്ഞാറൻ രാജ്യങ്ങളിൽ 20-30% വരേയും ഏഷ്യയിൽ 10-18% വരേയും മദ്യരഹിതകരൾരോഗം വ്യാപകമാണ്. അമിതവണ്ണവും അമിതമായ ഫ്രൂക്റ്റോസ് (സോഡ എന്നറിയപ്പെടുന്ന മധുരപാനീയങ്ങൾ വഴി) കഴിക്കലും ഇതിനെ ത്വരിതപ്പെടുത്തുന്നവയാണ്. ഭീതിജനകമായ വസ്തുത കുട്ട്ടികളിൽ 10% വും ടീൻ ഏജ് കാരിൽ 17%വും ഇത് കാണപ്പെടുന്നു എന്നതാണ്. അമിതവണ്ണമുള്ള കുട്ടികളിൽ 70% വരെ ഇത് കാണപ്പെടുന്നു എന്നത് ഞെട്ടിയ്ക്കുന്നതാണ്. ഈയിടെ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള (ഹൃദയത്തിൽ സൂക്ഷിയ്ക്കാൻ, ട്രാഫിക്, വേട്ട എന്നീ സിനിമകൾ) സ്വാഭാവികമായ കരൾ വീക്കത്താൽ നിര്യാതനായതാണ്. കേരളത്തിൽ ഇത് വ്യാപകമാണ്. മദ്യപാനം മൂലമുള്ള കരൾ രോഗങ്ങൾ അതിസാധരണയായതിനാൽ അതുമായി ബന്ധപ്പെടുത്തി സ്വാഭാവികമായി വരാവുന്ന ഈ രോഗം റിപ്പോർട് ചെയ്യപ്പെടാറാണ് പതിവ് എന്നതിനാൽ വിവരക്കണക്കുകൾ നമ്മളിൽ എത്താറില്ല ലോകത്തിലെ മറ്റേതു വംശജരേക്കാളും ഇൻഡ്യാക്കാരിലാണ് മദ്യരഹിതകരൾരോഗം കണ്ടുവരുന്നത് എന്നത് നമ്മുടെ സമൂഹം അറിഞ്ഞില്ല എന്ന് നടിയ്ക്കുകയാണ്, അല്ലെങ്കിൽ അറിയാൻ താൽപര്യമില്ല എന്ന് തീരുമാനിക്കുകയാണ്. ദുരന്തമാണിത്. കരൾ വീക്കം മദ്യം കൊണ്ടോ അല്ലാതെയോ മദ്യം കരൾ വീക്കത്തിനു കാരണമാകുന്നതിന്റെ രാസവിദ്യകൾ കൃത്യമായിട്ട് നമുക്ക് പിടിയുണ്ട്. കുടിയ്ക്കുന്ന മദ്യം വളരെ പെട്ടെന്ന് കരളിലാണ് എത്തുക. അത് അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തു ആകുകയും കോശങ്ങൾ അതിനെ അസെറ്റിക് ആസിഡ് ആയി പെട്ടെന്നു തന്നെ മാറ്റുകയും ചെയ്യും. ഈ പ്രക്രിയ മറ്റു ചില തന്മാത്രകളെ ഉത്തേജിപ്പിക്കുകയും അവ കിട്ടിയ ഊർജ്ജം കൊണ്ട് കൊഴുപ്പിന്റെ ആസിഡ് രൂപം പുതുതായി നിർമ്മിച്ചെടുക്കുകയും ചെയ്യും. മറ്റ് ഫാറ്റി ആസിഡുകൾ വിഘടിച്ചു പോകുന്നുമില്ല. ഈ ഫാറ്റി ആസിഡുകളെ കരളിലെ കോശങ്ങൾ “ട്രൈ ഗ്ലിസറൈഡ്’ ആക്കിമാറ്റി കോശങ്ങളിൽ തിരുകി വച്ചു തുടങ്ങും. കരൾ വീങ്ങിത്തുടങ്ങുകയാണ്. അസെറ്റാൽഡിഹൈഡ് ഇതിനിടയ്ക്ക് മറ്റു ചില കുത്സിതപ്രവർത്തികളും ചെയ്തുകൂട്ടുന്നുണ്ട്. കൊഴുപ്പുതുള്ളികൾ തിങ്ങിനിറഞ്ഞ ‘സ്റ്റീറ്റോസിസ്’ (steatosis) എന്ന ഘട്ടത്തിലേങ്ങു നീങ്ങുകയാണ് കരൾ. കൊളാജൻ എന്ന പ്രോടീൻ നാരുകളും ഇവയോടൊത്തുകൂടി ‘ഫൈബ്രോസിസ്’ എന്ന അവസ്ഥയിലെത്തുകയാണ് അടുത്ത പടി. കരൾ പഴയ കരൾ അല്ല, കൊഴുപ്പടിഞ്ഞകോശങ്ങളുടെയും പ്രവർത്തനം മന്ദീഭവിച്ച കോശങ്ങളുടെയും കരൾ, നീരുവീക്കം വന്ന ഭാഗങ്ങളുടേയും നാരുകൾ തിങ്ങിയ കോശങ്ങളുടേയും കരൾ, രാസവിദ്യാകൂട്ടിക്കൊടുപ്പകാരുടേയും ക്യാൻസറിനു തുടക്കമിടുന്ന അധോലോകവാസികളുടെയും കൊലപാതകികളുടേയും കരളാണ്. താമസിയാതെ ‘സിറോസിസ് എന്ന രോഗാതുരമായ അവസ്ഥാവിശേഷം സംജാതമാകുകയാണ്. ചിത്രം 1 ഇൽ കരളിന്റെ ആകൃതിയും പ്രകൃതിയും എങ്ങനെ മാറുന്നു എന്നത് വ്യക്തമാണ്. എന്നാൽ മദ്യത്തിന്റെ പ്രാഭവങ്ങളില്ലാതെതന്നെ ഇതുപോലെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ സാദ്ധ്യതയുണ്ട്. മദ്യരഹിതകരൾരോഗം (Nonalcoholic fatty liver disease or NAFLD) ലോകത്തെമ്പാടും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കയാണ്. 2020 ആകുമ്പോഴേയ്ക്ക് ഏറ്റവും പ്രചാരത്തിലുള്ള കരൾ രോഗം ഇതായിരിക്കും എന്നാണ് കണക്ക്. അമിതവണ്ണമുള്ളവരിലും പ്രമേഹത്തിന്റെ നിശ്ചിതലക്ഷണമായ ഇൻസുലിൻ പ്രതിരോധം (Insulin resistance) വന്നുകൂടുന്നവരിലും ഈ കരൾരോഗം വന്നുഭവിക്കാൻ സാദ്ധ്യതകൾ ഏറെ. നീർപ്പെരുക്കവും (inflammation) നാരുകൾ ഉൾച്ചേരുന്നതും (fibrosis) ഒക്കെക്കൂടി ‘സ്റ്റീറ്റോസിസ്’ എന്ന ഘട്ടത്തിലേക്ക് നയിക്കപ്പെടും. ‘നാഷ്‘ (Nonalcoholic steatohepatitis NASH) എന്ന ഓമനപ്പേരിൽ ഇന്ന് അറിയപ്പെടുന്ന ഈ നാശകാരി ഗുരുതരമായ സിറോസിസ് വരാനുള്ളതിന്റെ മുന്നോടിയാണ്. സിറോസിസിന്റെ പരിണതി ലിവർ ക്യാൻസർ ആണ് ലോകത്തിലെ മൂന്നാമത്തെ ക്യാൻസർ മരണകാരണം. ഇന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരുന്ന ഏറ്റവും വലിയ കരൾരോഗങ്ങളിൽ ഒന്ന് നാഷ് ആണ്. 2020 ഓടെ നാഷ് ഒന്നാം സ്ഥാനത്തെത്തും എന്നാണ് നിഗമനം. NAFLD/NASH രോഗികൾ ഹൃദ്രോഗം, പ്രമേഹം. കിഡ്നി തകരാറുകൾ എന്നിവയിലേക്ക് നടന്നടുക്കുന്നവരുമാണ്. NAFLD യുടേയും ‘നാഷി’ന്റേയും മൂലകാരണങ്ങളായ രാസപ്രവർത്തനങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വരാനിരിക്കുന്നതേ ഉള്ളു. കൊഴുപ്പ് തുള്ളികൾ കരൾ കോശങ്ങളിൽ അടിഞ്ഞു കൂടുന്നതിന്റെ തുടക്കങ്ങളെപ്പറ്റി. കരളിലെത്തുന്ന ഫാറ്റി അസിഡുകളെ, ഒരു സുരക്ഷാതന്ത്രം എന്ന നിലയിൽ ട്രൈ ഗ്ലിസറൈഡ് ആക്കി മാറ്റാറാണു പതിവ്. ഈ പ്രക്രിയ ഒരു തിരിച്ചടി ആയിത്തീരുകയാണ്. ത്വക്കിനടിയിലും മറ്റും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന പ്രത്യേക കോശങ്ങൾ അളവ് കൂടുമ്പോൾ കരളിൽ എത്തിയ്ക്കുകയാണ്, ഇൻസുലിൻ പ്രതിരോധം ഒരു കാരണമായിട്ട്. കൊഴുപ്പ് കലർന്ന ഭക്ഷണത്തിന്റെ അമിതോപയോഗത്തിനും ഇതിൽ പങ്കുണ്ട്. നിങ്ങളുടെ കരൾ ‘നാഷ് ‘ ആയി മാറാൻ താമസമില്ല. കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും രക്തത്തിലേക്ക് ആവശ്യമായത് വിട്ടുകൊടുക്കുകയും രക്തത്തിൽ നിന്നും ചില കൊഴുപ്പുകൾ ഒക്കെ ആഗിരണം ചെയ്യുകയുമൊക്കെയാണ് കരളിന്റെ പ്രധാനധർമ്മം. ഫാറ്റി അസിഡ് എന്ന ചെറു കൊഴുപ്പു കണികകളെ ഗ്ലിസെറോളുമായി ചേർത്ത് മൂന്നെണ്ണം വീതമുള്ള ‘ട്രൈഗ്ലിസറൈഡ്’ ആക്കുകയാണ് കരളിനു ഇഷ്ടപ്പെട്ട പണി. മൂന്ന് ഫാറ്റി ആസിഡുകളെ ഇങ്ങനെ കൂട്ടിക്കെട്ടിയാൽ സൂക്ഷിയ്ക്കാൻ എളുപ്പമുണ്ട്. അത്രമാത്രം. കൂടുതൽ വരുന്ന ട്രൈഗ്ലിസറൈഡുകളെ രക്തത്തിലേക്ക് അയയ്ക്കും, കരൾ. ശരീരത്തിനു ആവശ്യമായ കോളെസ്റ്റിറോൾ, മറ്റുചില പ്രോടീനുകൾ ഇവയോടൊപ്പമാണ് ഈ ട്രൈഗ്ലിസറഡുകളുടെ യാത്ര. ത്വക്കിനടിയിലോ മറ്റ് കൊഴുപ്പ് കലവറകളിലോ ഫാറ്റി ആസിഡുകൾ ധാരളമുണ്ട്. ഇവിടെ നിന്നും കരളിലേക്ക് ഇവ എത്തുന്നുമുണ്ട്. അമിതവണ്ണം ഉള്ളവർക്ക് കൊഴുപ്പ് കൂടുതലുണ്ട് ത്വക്കിനടിയിലും ഉദരഭാഗങ്ങളിലും. ഇവിടെ നിന്നും കൂടുതൽ ഫാറ്റി ആസിഡുകൾ കരളിലെത്തുകയും ട്രൈഗ്ലിസറൈഡു കളെ രക്തിലേക്ക് കടത്തി വിടുന്ന തോത് അതനുസരിച്ച് വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ കൊഴുപ്പ് കണികകൾ കരളിൽ തന്നെ അടിഞ്ഞുകൂടുകയാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതൽ രക്തത്തിൽ എത്തിയാൽ അവയും ട്രൈഗ്ലിസറൈഡ് ആക്കി മാറ്റപ്പെടുന്ന മറ്റൊരു വേലയും ഉണ്ട്. ഇത് കരളിനു താങ്ങാൻ വയ്യാതാവുകയാണ്. നീരുവീക്കം (inflammation) തുടങ്ങുകയായി. പല കോശങ്ങളും നശിച്ചുതുടങ്ങുകയോ കുത്സിതപ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഇത്തരം രാസവിദ്യാപരിണതികളിൽ ഒന്നാണ് കൊളാജൻ എന്ന നാരുകളുടെ അമിതമായ നിർമ്മിതി. കൊളാജെൻ അടങ്ങിയ നാരുകൾ കോശങ്ങൾക്ക് ചുറ്റിലും കട്ടിയുള്ള വലനെയ്യുകയായി ഉടൻ. ‘ഫൈബ്രോസിസ്’ എന്നറിയപ്പെടുന്ന സ്ഥിതിവിശേഷം. പ്രവർത്തനരഹിതമായിത്തുടങ്ങുകയാണ് കരളിന്റെ പലഭാഗങ്ങളും. ലഘുവായ സ്റ്റീറ്റോസിസിൽ തുടങ്ങി, സ്റ്റീറ്റോഹെപാ റ്റൈറ്റിസ് ആയി മാറി ഫൈബ്രോസിസ് ഇൽ എത്തി സിറോസിസിൽ അവസാനിക്കുകയാണ് കരൾരോഗത്തിന്റെ നാടകീയരംഗങ്ങൾ. ചിതം 2 ഇൽ ഈ ഘട്ടങ്ങൾ വ്യക്തമായി കാണാം. എന്നാൽ എല്ലാവരുടേയും കരൾ “നാഷോന്മുഖം’ ആകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ആഹാരരീതി ഒക്കെ ബാധകമാണ്. കാർബോഹൈഡ്രേറ്റ് (സ്റ്റാർച് ധാരാളം ഉള്ള ചോറ്, പൊറോട്ട ഇവയൊക്കെ പഞ്ചസാര, മറ്റ് മധുരങ്ങൾ ഇവയുടെ ഉൾക്കൊള്ളലും കരളിനെ ഈ വഴി തുടരാൻ പ്രേരിപ്പിക്കുകയാണ്. കരളിനിട്ട് രണ്ട് തവണ തട്ട് കിട്ടുന്നതായാണ് ഇന്നത്തെ ശാസ്ത്രാനുമാനം. ആദ്യത്തേത് കൊഴുപ്പ് അടിഞ്ഞു തുടങ്ങുക എന്നതാണ്. പിന്നത്തെ തട്ട് മറ്റു ചിലരാസവിദ്യകൾ (സൈറ്റോകൈൻ, എൻഡോറ്റോക്സിൻ മുതലായ ഏജെന്റുകളുടെ പണി, ഒപ്പം ആഹാരക്രമത്തിലെ വൈകല്യം) ആണ്. ഇതിൽ ആദ്യത്തെ ഇടി കിട്ടുന്നത് എങ്ങനെയെന്ന് വ്യക്തമല്ല ഒരൊറ്റ യാന്ത്രികവിദ്യ കൊണ്ടല്ല സ്റ്റീറ്റോസിസ് തുടങ്ങുന്നത്. നിരവധി ജീനുകൾ കളിയ്ക്കുന്ന കളികളാണെന്നുള്ള അറിവ് ഉണ്ടെങ്കിലും. ഇൻസുലിൻ ഈ കളിയിലെ ഒരു പ്രധാന നടൻ ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഈ മഹാപ്രഭാവൻ ഫാറ്റി അസിഡ് എന്ന കൊഴുപ്പ് വകഭേദത്തേയും നിയന്ത്രിക്കും. ഗ്ലൂക്കോസ് രക്തത്തിൽ നിന്നും മാറ്റുന്നുതോടൊപ്പം ഫാറ്റി അസിഡുകളെ രൂപാന്തരം സംഭവിപ്പിച്ച് കരളിലും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന കോശങ്ങളിലും കുടിയിരുത്തുകയുമാണ് ഇൻസുലിൻ. ഇത് തകിടം മറിയുകയാണ് പ്രമേഹം വരുമ്പോൾ. അതുകൊണ്ട് കരളിന്റെ പ്രശ്നങ്ങൾ (NAFLD, നാഷ് എന്നിവയുടെ ആവിർഭാവം) പ്രമേഹവുമായി ബന്ധപ്പെടുത്താം. എന്നാൽ മദ്യപാനശീലമോ പ്രമേഹമോ ഇല്ലാത്തവർക്കും ഇത് വന്നുഭവിയ്ക്കാവുന്നതാണ്.. എല്ലാ മദ്യപാനികൾക്കും എല്ലാ പ്രമേഹരോഗികൾക്കും കരൾവീക്കം വന്നു ഭവിക്കാറില്ല എന്നതാണ് കൌതുകകരമായ സത്യം. അത്രമാത്രം വൈപുല്യമാണ് കരൾവീക്കത്തിന്റെ മൂലകാരണങ്ങളിലും അതിന്റെ സാന്നിദ്ധ്യത്തിലും രൂക്ഷതയിലും. പലേ ജീനുകളാണ് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കുന്നത്. ഇൻസുലിൻ സന്തുലിതാവസ്ഥ നിയന്ത്രണം, ഫാറ്റി ആസിഡ്/ട്രൈ ഗ്ലിസറൈഡ് ചയാപചയങ്ങൾ(metabolism മറ്റുകോശങ്ങളുടെ വിഭജനവും പ്രവർത്തികളും ത്വരിതപ്പെടുത്തുന്ന ചെറു പ്രോടീനുകളായ സൈറ്റോകൈനുകൾ, ബാക്റ്റീരിയ ഉളവാക്കുന്ന എൻഡൊറ്റോക്സിൻ, നാരുകൾ വലനെയ്ത് ഫൈബ്രോസിസ് ആകുന്നത് ഇവയെ ഒക്കെ നിയന്ത്രിക്കുന്ന ധാരാളം ജീനുകൾ ഘട്ടം ഘട്ടമായി കളിയ്ക്കുന്ന കളികളാണ് NAFLD, നാഷ് എന്നിവയിലേക്ക് നയിയ്ക്കുന്നത്. ഈ ജീനുകളിൽ വരുന്ന ചെറിയ മാറ്റങ്ങൾ- മ്യൂടേഷൻ പോലുള്ളവയോ അവയുടെ പ്രകാശനത്തിലോ പ്രയോഗത്തിലോ ഉള്ള വ്യത്യാസങ്ങളോ- കരളിന്റെ സന്തുലിത പ്രവർത്തനങ്ങളെ ബാധിയ്ക്കുകയാണ്. ചിത്രം 3 ഇൽ സിറോസിസ് ഇൽ എത്തിപ്പെടുന്ന കരളിന്റെ രോഗഘട്ടങ്ങൾ വിശദീകരിച്ചിരിക്കുന്നു, ജീനുകളുടെ ലിസ്റ്റോടു കൂടി. ഓരോ ഘട്ടത്തിലും ഒരു പറ്റം ജീനുകളാണ് രോഗത്തെ വഷളാക്കിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കരളിന്റെ സാധാരണപ്രവർത്തനങ്ങളെ –കൊഴുപ്പിനെ കൈകാര്യം ചെയുന്നവ-നിയന്ത്രിക്കുന്നവയാണ്. ആദ്യം NAFLD യ്ക്കു കാരണമാകുന്നതിനു ഉദാഹരണമായി ആറു ജീനുകൾ മാത്രം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ തെമ്മാടിത്തരം മതി ഒരു ചെയിൻ റിയാക്ഷൻ തുടങ്ങാൻ. ഓരോ ഘട്ടത്തിൽ നിന്നും ഒരു നിശ്ചിതശതമാനം മാത്രമേ അടുത്ത ഗുരുതരഘട്ടത്തിൽ എത്തുന്നുള്ളു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മദ്യരഹിതകരൾ രോഗം ബാധിച്ചവരിൽ 30% മാത്രമേ അടുത്ത ‘സ്റ്റീറ്റോസിസ്’ ഘട്ടത്തിൽ എത്തുന്നുള്ളു. അതിൽ 3-16% മാത്രം നാഷ് പിടിപെട്ടവർ ആകുന്നു, 10% ശതമാനത്തിൽ താഴെ മാത്രം നാഷന്മാർക്ക് സിറോസിസ് പിടിപെടുന്നു. ചിത്രം 3 ഇൽ കരൾ രോഗം മൂർഛിക്കുന്ന ഓരോ ഘട്ടത്തിലും പ്രാവർത്തികമാകുന്ന ജീനുകൾ അടയാളപ്പെടുത്തിയിരിക്കുന്നു. നാൽ‌പ്പതോളം ജീനുകൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവകളെല്ലാം നേരിട്ടും അല്ലാതെയും കൊഴുപ്പിന്റെ ചയാപചയ (metabolism) വുമായി ബന്ധപ്പെട്ടവയാണ്. ഇതിൽ ഒന്നു രണ്ടെണ്ണത്തിന്റെ വൈകല്യം മതി നാഷിലേക്ക് നയിയ്ക്കാൻ. എന്നാൽ മ്യൂടേഷൻ സംഭവിച്ചാൽ ഏറ്റവും അപകടകാരികൾ ആകുന്നവ രണ്ടു ജീനുകളാണ്. ഇന്ന് കേരളത്തിൽ ഈ ജീനുകൾ പടർന്നുകൊണ്ടിരിക്കയാണെന്നുള്ള സത്യം ഏറ്റവും പെട്ടെന്ന് മനസ്സിലാക്കിയാൽ നമുക്ക് നന്ന്. പ്രധാന ജെനെറ്റിക് നിർണ്ണായകകാരി മ്യൂടേഷൻ സംഭവിച്ച ഈ ജീനാണ്. കൊഴുപ്പുകുമിളകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന അഡിപോന്യൂട്രിൻ. ടൈഗ്ലിസറൈഡുകളെ മാറ്റിയെടുക്കുന്ന പ്രൊടീൻ. ഈ പ്രോടീനിലെ ഒരേ ഒരു അമിനോ ആസിഡ് മാറിപ്പോയാൽ അതിന്റെ പ്രവർത്തനങ്ങൾ തകരാറിലാവുകയാണ്. കൊഴുപ്പുകുമിളകളെ മാറ്റിയെടുക്കുന്ന രാസവിദ്യ മാറിപ്പോകുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ഇന്ന് പലേ വിധത്തിലുള്ള കരൾരോഗികളിലും ഈ ജീനിന്റെ മാറ്റപ്പെട്ട രൂപം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കരളിനു കുറെയൊക്കെ അറ്റകുറ്റപ്പണി ചെയ്തെടുക്കാൻ പറ്റും ക്ഷതമേറ്റ ഭാഗങ്ങളെ. ഈ റിപ്പയർ വഴികളും ഈ ജീനിന്റെ സ്വഭാവദൂഷ്യത്താൽ അടഞ്ഞു പോവുകയാണ്. ട്രൈഗ്ലിസറൈഡുകളെ ഒരു മാറ്റത്തിനും വിധേയമാക്കാതെ കരളിൽ സൂക്ഷിക്കാൻ വഴി വയ്ക്കുകയാണ് ഈ ജീനിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളാൽ. രക്തത്തിൽ കൂടെ കറങ്ങി നടക്കാറുള്ള ചില കൊഴുപ്പ് രൂപികളെ കരളിൽ തന്നെ സൂക്ഷിക്കാനും പ്രേരിപ്പിക്കും തെമ്മാടി ആയിപ്പോയ ഈ ജീൻ. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങ്നൾക്കും കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കഴിയും മര്യാദ നഷ്ടപ്പെട്ട ഈ ജീനിനു. ഘടനയിൽ ചെറിയമാറ്റങ്ങൾ സംഭവിച്ച ന്യൂറോക്യാൻ, പ്രോടീൻ ഫോസ്ഫറ്റേസിന്റെ നിയന്ത്രണഘടകം, ഗ്ലൂക്കോകൈനേസ് നിയന്ത്രകൻ ഇവയൊക്കെ മദ്യരഹിതകരൾ രോഗത്തിനു ഇടയാക്കും. കൊഴുപ്പ് വിഘടിയ്ക്കുന്ന ജീനുകൾ, രക്തത്തിൽ നിന്നും കരളിലേക്ക് കൊഴുപ്പുകളെ മാറ്റുന്ന ജീനുകൾ, കോശങ്ങളിലേക്ക് സന്ദേശം അയക്കാൻ ഇൻസുലിൻ ഉപയോഗിക്കുന്ന ജീനുകൾ, ഇൻസുലിൻ പ്രതിരോധം (insulin resistance) ഉളവാക്കുന്ന ജീനുകൾ, കരൾകോശങ്ങളിൽ നാരുകൾ നിറയ്ക്കുന്ന ജീനുകൾ, നീർവീക്ക (inflammation)ത്തെ ഉളവാക്കുന്ന ജീനുകൾ ഇവയെ പലതിനേയും ബാധിയ്ക്കുന്ന ജീനുകളെ ഒറ്റയടിയ്ക്കു നിയന്ത്രിക്കുന്ന ജീനുകൾ അങ്ങനെ കരൾവീക്കത്തെ ബാധിയ്ക്കുന്ന ജീനുകൾ ഏറെയാണ്. ഇവയിൽ പലതും വംശീയമായ വേർതിരിവോടേ വർത്തിക്കുണ്ട് കരൾരോഗനിർമ്മിതിയിൽ-സ്പാനിഷ്/മെക്സിക്കൻ വംശജരിൽ പ്രശ്നമുണ്ടാക്കുന്ന ജീൻ സംഘങ്ങളായിരിക്കുകയില്ല ഏഷ്യാക്കാരിൽ അപകടകാരികളാവുന്നത്. കരൾവീക്കത്തിലേക്ക് നയിക്കുന്ന ജീനുകൾ നിങ്ങളുടെ ഡി എൻ എയിൽ കുടിയേറിപ്പാർക്കുന്നുണ്ടാവണം, സാദ്ധ്യതകളേറെയുണ്ട്. മേൽ‌പ്പറഞ്ഞ പലജീനുകളുടേയും മ്യൂടേഷൻ സംഭിവിച്ച രൂപാന്തരങ്ങൾ. ഇവ ഒരു അവസരം നോക്കിയിരിപ്പാണ് നിങ്ങളുടെ കരളിനെ അപകടപ്പെടുത്താൻ. ആഹാരക്രമത്തിലുള്ള ഉദാസീനത മതിയാകും ഈ ജീനുകൾക്ക് പൂണ്ടുവിളയാടാൻ അവസരമൊരുക്കാൻ. വ്യായാമത്തിലുള്ള കുറവും ഈ വില്ലന്മാർക്ക് മസിലു പിടിയ്ക്കാൻ അവസരമൊരുക്കുകയാണ്. പലേ പഠനങ്ങളും തെളിയിക്കുന്നത് പാരമ്പര്യമായി ലഭിയ്ക്കുന്നതണ് ഈ അപരന്മാർ എന്നാണ്. മദ്യപാനികൾക്കിടയിൽത്തന്നെ കരൾവീക്കത്തിന്റെ സാദ്ധ്യതയും രൂക്ഷതയും പല തരത്തിലാണ്. ഇതുകൊണ്ടു തന്നെ പാരമ്പര്യത്തിന്റെ സ്വാധീനം പണ്ടേ സംശയിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടു തരത്തിലാണ് പാരമ്പര്യവഴികളെപ്പറ്റി പഠിക്കപ്പെട്ടിട്ടുള്ളത്. കരളിലെ കൊഴുപ്പിന്റെ ചയാപചയം നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീനുകളെപ്പറ്റിയുള്ള ഡി. എൻ. എ. പഠനങ്ങളാണ അതിലൊന്ന്. രണ്ടാം വഴി genome wide association studies (GWAC) ആണ്. ഒരേ അസുഖമുള്ളവരുടെ ഡി. എൻ. എയുടെ പല ഭാഗങ്ങളിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന പരിശോധനയാണിത്. ഒരുമാരി കാടടച്ചുള്ള വെടിവയ്പ്പാണിതെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ- ഡി. എൻ. എയുടെ ഘടകങ്ങളിൽ ഒന്നിനു മാത്രം വരുന്ന നേരിയ വ്യത്യാസം- ഇതുകൊണ്ട് കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. മദ്യരഹിതകരൾ വീക്കം ഉള്ളവരുടെ ഡി. എൻ. എയിൽ നടത്തിയ പഠനങ്ങൾ വഴി കണ്ടുപിടിയ്ക്കപ്പെട്ടിട്ടൂള്ള ജീൻ വ്യത്യാസങ്ങൾ മദ്യപാനികളുടെ കരൾവീക്കത്തിലും പങ്കെടുക്കുന്നതായി തെളിഞ്ഞിട്ടുള്ളത് ഇത്തരം ജീൻ വ്യത്യാസങ്ങൾ കരൾ വീക്കത്തിൽ നേരിട്ടു പങ്കെടുക്കുന്നു എന്ന് തെളിയിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച അഡിപോന്യൂട്രിൻ ഇലെ മ്യൂടേഷൻ ഇപ്രകാരം സ്ഥിരീകരിച്ചതാണ്. ഈ മ്യൂടേഷൻ പാരമ്പര്യം വഴി ലഭിയ്ക്കുന്നവർക്ക് കരൾവീക്കം വരാനുള്ള സാദ്ധ്യതകൾ കൂടുകയാണ്. ഒരു അസുഖത്തിനു ജീനുകളുടെ സ്വാധീനം ഉണ്ടോ എന്ന് തിരിച്ചറിയുന്നത് ഇരട്ടകളിൽ നടത്തുന്ന പഠനങ്ങളാണ്. ഒരു ജീനിൽ ഉള്ള അപഭ്രംശങ്ങൾ ഇരട്ടകളിൽ ഒരേ പോലെയുള്ള അസുഖത്തിനു കാരണമാകുന്നെങ്കിൽ അത് തെളിവാണ് ജീൻ സ്വാധീനത്തിനു. പാരമ്പര്യരോഗകാരണങ്ങൾ ഇപ്രകാരമാണ് തെളിയിക്കപ്പെടുന്നത്.രക്തപരിശോധന, സ്കാനിങ് വിദ്യകൾ, എം ആർ ഐ മുതലായവയും തെളിയിക്കുന്നത് മദ്യരഹിതകരൾരോഗവും നാഷും പലപ്പോഴും പാരമ്പര്യമായി ലഭിയ്ക്കുന്നതാണെന്നാണ്. ഒരേ കുടുംബത്തിലെ കുട്ടികളേയും മാതാപിതാക്കളേയും പരിശോധിച്ചെടുത്ത നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്, ഈ കണ്ടുപിടിത്തം തീർച്ചപ്പെടുത്തുന്നതായി. അമിതവണ്ണം ഉള്ള കുട്ടികളിൽ NAFLD ഉള്ളവരേയും ഇല്ലാ‍ത്തവരേയും ഉൾപ്പെടുത്തിയുള്ള പഠനങ്ങളിൽ കുടുംബബന്ധിയായ തായ്‌വഴിക്രമങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരേ വംശീയ സമൂഹത്തിലും (ethnic group) ഒരേ തരത്തിലുള്ള ജീൻ മ്യൂടേഷൻ കാണപ്പെടുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ആയിരക്കണക്കിനു കരൾരോഗികളുടെ കൊഴുപ്പ്കൂടൽ/ഇൻസുലിൻ അസന്തുലിതാവസ്ഥ /ഫൈബ്രോസിസ് ബന്ധപ്പെട്ട ജീനുകൾ പരിശോധിക്കപ്പെട്ടപ്പോൾ പൊതുവായ ചില ജീൻ അപഭ്രംശങ്ങൾ കണ്ടുപിടിച്ചതും പാരമ്പര്യവഴികളാണ് മദ്യരഹിതകരള്രോഗത്തിലേക്കും നാഷിലേക്കും നയിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ ഉതകിയിട്ടുണ്ട്. Case-control പഠനങ്ങൾ എന്നറിയപ്പെടും ഈ പരിശോധനാരീതിയെ. വംശീയപരമായ രോഗാതുരത്വവും പാരമ്പര്യാ‍ടിസ്ഥാനത്തെ തുണയ്ക്കുന്ന രീതിയിലുള്ള തെളിവുകൾ നൽകുന്നതാണ്. മദ്യരഹിതകരൾരോഗം ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ഇൻഡ്യാക്കാരിലും രണ്ടാം സ്ഥാനം സ്പാനിഷ്/മെക്സിക്കൻ വംശജരിലും പിന്നെ വെള്ളക്കാരിലും ആണ്. ആഫ്രിക്കൻ അമേരിക്കനുകളിൽ ഇത് വിരളവുമാണ്. എന്നാൽ ഒരു കാര്യം പ്രത്യേകപരാമർശം അർഹിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ജീനുകളുടെ പ്രഭാവത്താൽ മാത്രം കരൾ രോഗങ്ങൾ വന്നു കൂടണമെന്നില്ല. പരിസ്ഥിതി, പ്രധാനമായും ജീവിതശൈലിയാണ് NAFLD യിലേക്ക് നയിക്കുന്നത്. അമിതവണ്ണം, ആഹാരക്രമങ്ങളിലെ അതിർകടന്ന വിട്ടുവീഴ്ച്ചകൾ, വ്യായാമമില്ലായ്മ ഇവയൊക്കെ ഏറേ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. എന്നാൽ വിധിവിഹിതം അലംഘനീയം എന്ന് ആധുനികവൈദ്യശാ‍സ്ത്രം വാശിപിടിയ്ക്കുന്നില്ല. പാരമ്പര്യത്തെ ആസകലം മാറ്റിയെടുക്കാൻ സാധിച്ചില്ലെങ്കിലും അതിന്റെ തീവ്രതയെ തീർച്ചയായും ലഘൂകരിയ്ക്കാൻ സാധിക്കുന്നതാണ്. കരൾരോഗത്തിനു ആക്കം കൂടും എന്നത് കളിയായി തോന്നുമെങ്കിലും സത്യത്തിന്റെ കാതൽ ഉണ്ട് അതിൽ. രാജേഷ് പിള്ള ധാരാളം പെപ്സി കുടിച്ചിരുന്നു എന്നൊരു കഥ അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് പ്രചാരത്തിൽ വന്നിരുന്നു. അദ്ദേഹം പെപ്സി കുടിച്ചിരുന്നോ, എത്ര കുടിച്ചിരുന്നു എന്നതൊന്നും ഇപ്പോൾ സംഗതമല്ല, ചോദിക്കേണ്ടതുമല്ല. എങ്കിലും ഫ്രുക്റ്റോസ് കലർന്ന ഇത്തരം പാനീയങ്ങൾ കരളിന്റെ കൊഴുപ്പ് നിയന്ത്രണത്തെ ബാധിക്കുന്നതാണ്. പല സോഡാ പാനീയങ്ങളിലും ‘ഹൈ ഫ്രുക്റ്റോസ് കോൺ സിറപ്പ് ‘‘ ചേർക്കാറുണ്ട്. 55% ഫ്രുക്റ്റോസ്, 41% ഗ്ലൂക്കോസ്, 4% മറ്റ് കാർബോഹൈഡ്രേറ്റുകൾ ഇങ്ങനെയാണ് അവയിലെ തോത്. ഫ്രുക്റ്റോസ് കരളിനു ക്ലേശബുദ്ധിമുട്ടുകൾ കൊടുക്കയാണ്, ഇൻസുലിൻ പ്രവർത്തനങ്ങളെ മാറ്റി മറിയ്ക്കുകയാണ്. കരളിലെ ഊർജ്ജനിർമ്മിതിയേയും ഫ്രുക്റ്റോസ് ബാധിയ്ക്കും, വിശപ്പ് നിയന്ത്രിക്കുന്ന പ്രോടീനിനെ ഇല്ലാതാക്കാൻ ശ്രമിക്കും. കൊഴുപ്പ് കൂടാൻ മറ്റൊരു കാരണം. ഇൻസുലിൻ പ്രതിരോധം (insulin resistance) വന്നുഭവിക്കും എന്ന് മാത്രമല്ലപുതിയ കൊഴുപ്പ് കണികകൾ നിർമ്മിച്ചെടുക്കുന്ന വഴിയിലേക്കും കരൾ സഞ്ചരിച്ചേക്കും. അമിതവണ്ണത്തിനും ഈ മധുരങ്ങൾ ഇടയാക്കും, അത് മേൽ‌പ്പറഞ്ഞ കാരണങ്ങളാൽ കരളിനെ സിറോസിസിലേക്ക് നയിക്കും. മദ്യപാനം വ്യക്തിയുടെ ഇച്ഛയാണെങ്കിലും അമിതാസക്തി പാരമ്പര്യമായി ലഭിയ്ക്കാവുന്നതാണെന്നത് സുവിദിതമാണ്. മദ്യത്തിന്റെ മാത്രമല്ല പലേ ലഹരിമരുന്നുകളുടെയും സ്വീകരണികൾ നമ്മുടെ തലച്ചോറിലെ ന്യൂറോണുകളിൽ വാരി വിതറിയിട്ടുണ്ട്. പല ജീനുകളുടെയും നിയന്ത്രണത്തിലാണ് കൂടുതൽ കുടിയ്ക്കണമോ വേണ്ടയോ എന്ന തീരുമാനത്തിന്റെ തന്ത്രന്യായ വിധികൾ. ന്യൂറോണുകൾ തമ്മിലുള്ള സംഭാഷണ-വിനിമയങ്ങളെ ബാധിക്കുന്ന ജീനുകളിലുള്ള വ്യത്യാസങ്ങളാണ് പാരമ്പര്യഘടകങ്ങളിൽ മുൻപൻ. എന്നാൽ ഈ വക ജീനുകൾ കുടുംബസ്വത്തായി ലഭിച്ചു എന്നു വച്ച് നിങ്ങൾ മദ്യപാനി ആയിത്തീരണമെന്നുന്നും ഇല്ല. സാഹചര്യങ്ങൾ, സമൂഹത്തിന്റെ ഇടപെടലുകൾ, മാനസികാവസ്ഥ ഇങ്ങനെ ഒരു പറ്റം ജീനേതര ഇടപെടലുകളാണ് ഒരാളെ സ്ഥിരമദ്യപാനി ആക്കുന്നത്. നിരന്തരമായുള്ള കുടി തലച്ചോറിലെ ‘വയറിങ്’ പലതും മാറ്റിക്കെട്ടുകയാണ്. അതുകൊണ്ട് ജെനെറ്റിക് ആയി ലഭിച്ചിട്ടില്ലെങ്കിലും നമ്മുടെ തലച്ചോറ് ‘റിവയറിങ്’ ചെയ്യുന്നതു കാരണം ആസക്തി കൂട്ടിക്കൊണ്ടേ ഇരിക്കും. കൂടുതൽ കുടിയ്ക്കുന്നതനുസരിച്ച് ഈ വയറിങ് കെട്ടുകൾ മുറുകും, സ്ഥിരമാകും. അമിതമദ്യപാനം എല്ലാവരുടേയും കരളിനെ ഒരുപോലെയല്ല ബാധിയ്ക്കുന്നത്. ഹെപറ്റൈറ്റിസ് അഞ്ചിൽ ഒരാൾക്ക് വീതമേ പിടിപെടാറുള്ളു. ഇവരിൽ തന്നെ നാലിൽ ഒരാൾക്ക് മാത്രമേ സിറോസിസ് പിടിപെടുകയുള്ളു. കേരളം പ്രമേഹികളുടെ തലസ്ഥാനം ആണെന്നതുപോലെ മദ്യപാനികളുടെ തലസ്ഥാനവും (പഞ്ചാബ് മത്സരത്തിനുണ്ട്) ആണെന്നുള്ളത് എല്ലാവർക്കും അറിയാം ചിത്രം 4 ഇൽ പ്രമേഹികളൂടെ രാജ്യാന്തരസ്ഥിതിവിവരക്കണക്കുകൾ കാണിച്ചിരിക്കുന്നു പാരമ്പര്യമായി ലഭിയ്ക്കുന്ന കരൾരോഗസാദ്ധ്യതയ്ക്കു മുകളിലാണ് പാരമ്പര്യമോ അല്ലാതെയോ ഉള്ള ഈ മദ്യാപാനാസക്തി കെട്ടിവച്ചു കൊടുത്തിട്ടുള്ളത്. കരളിൻ വേദനതൻ ആഴങ്ങൾ അറിയുന്നില്ലയോ എന്ന് മലയാളി പാടിയെങ്കിൽ അത് സിനിമാപ്പാട്ട് മാത്രമല്ല. രണ്ടുരീതിയിലാണ് അവന്റെ കരളിനുമേൽ ആഘാതങ്ങൾ ചെന്നിടിയ്ക്കുന്നത്. മദ്യപാനരഹിതകരൾരോഗത്തിനു (NAFLD, NASH) സാദ്ധ്യതയു ള്ള കരളാണവന്റേത്. ഈ ലോലമായ കരളിന്മേലാണ് മദ്യപാനം വഴി അടുത്ത മെക്കെട്ടുകേറൽ. ഇന്നത്തെ പ്രതിഭകളും നാളത്തെ അതിന്റെ വികാസവാഗ്ദാനങ്ങളുമായ രാജേഷ് പിള്ളമാർ വെറുതെ മരിച്ചു വീഴുന്നത് നമുക്ക് മീഡിയയിൽ അനുതാപവാചകങ്ങൾ എഴുതിയിട്ട് മറക്കുവാനുള്ളതാണ്. മദ്യപാനരഹിതകരൾരോഗത്തെക്കുറിച്ച് വിസ്തരിച്ച്, ആഴത്തിലുള്ള ഒരു പഠനങ്ങളും കേരളത്തിൽ നടന്നിട്ടുള്ളതായിട്ട് അറിവില്ല. സ്ഥിതിവിവരക്കണക്കുകൾ സ്വരൂക്കൂട്ടുന്നത് നമുക്ക് വിനോദം പോലും അല്ല. കരൾ രോഗവിപത്ത് ‘വൈകിട്ടെന്താ പരിപാടി‘ എന്ന അലസചോദ്യത്തിന്റെ, അതിലും അലസമറുപടി എന്നപോലെ നമുക്ക് അലംഭാവത്തിന്റെ മാർജിനിൽ എഴുതിത്തള്ളാനുള്ളതാണ്. സിനിമാ-സാഹിത്യ-കലാലോകത്തെ പ്രതിഭകൾ ഏറെയാണ് നമുക്ക് കരൾ രോഗം വഴി നഷ്ടമായിട്ടുള്ളത്. സെലിബ്രിറ്റികളുടെ ദുഃസ്വഭാവം എന്ന പുച്ഛവീക്ഷണത്തിന്റെ കോട്ടിയ ചുണ്ടിൻ കോണിലൂടെ നമ്മൾ അത് വെളിവാക്കിയെങ്കിലായി. അവർക്ക് NAFLD യോ NASH ഓ ഉണ്ടായിരുന്നോ, അതിനുള്ള സാദ്ധ്യതകൾ ഏറിയിരുന്നോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല എന്നാണ് സമൂഹത്തിന്റെ തീരുമാനം. അവർ നമ്മൾ അറിഞ്ഞവർ. നമ്മൾ അറിയാതെ കരൾ രോഗം ബാധിച്ച് മണ്ണടിഞ്ഞവരുടെ ഡി. എൻ. എ പഠനങ്ങൾ പോയിട്ട് സ്റ്റാറ്റിറ്റ്ക്സ് പോലും ആരും എഴുതിവച്ചിട്ടില്ല. ഭാഗികമായോ പൂർണ്ണമായോ കരൾ മാറ്റിവയ്ക്കൽ (liver transplantation) പ്രതിവർഷം എത്രപേർക്ക് നടത്തുന്നുണ്ട്, എത്രപേർ അതിജീവിച്ചു എന്നതും പഠിയ്ക്കപ്പെടേണ്ടതാണ്. കരൾ രോഗമുള്ളവരുടെ കുടുംബത്തിൽ മറ്റ് അംഗങ്ങൾക്ക് ഇതു കാണപ്പെടുന്നുണ്ടോ എന്ന സാമാന്യവിവരം രേഖപ്പെടുത്തുവാനോ പ്രസിദ്ധീകരിക്കുവാനോ മാർഗ്ഗങ്ങളും നമുക്കില്ല. കരൾ രോഗം വന്നാൽ ആദ്യകാലങ്ങളിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നില്ല എന്നതിനാൽ രോഗിയുടെ എല്ലാ കുടുംബാംഗങ്ങളേയും പരിശോധിക്കേണ്ടതാണ്. നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ച് രൂക്ഷത നിസ്സാരമാക്കാവുന്നതാണ് കരൾരോഗം. ‘നാഷോന്മുഖ’ മായ ഏതൊക്കെ ജീനുകളാണ് മലയാളിക്കരളിൽ വർത്തിക്കുന്നത്, എന്തെല്ലാം polymorphism ഒരേ ജീനിന്റെ ചെറിയ വ്യത്യാസങ്ങൾ വന്ന രൂപങ്ങൾ) ഈ ജീനുകളിൽ കാണപ്പെടുന്നു എന്നെല്ലാം വിവരങ്ങൾ ഉടൻ അറിയേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾ തീവ്രമായ പഠന-ഗവേഷണവഴികളാൽ രോഗസാദ്ധ്യതകൾ നേരത്തെ അറിയാനും പുതിയ മരുന്നുകൾ നിർമ്മിച്ചെടുക്കാനും യത്നിക്കുമ്പോൾ ഇവിടെ ഭരണകൂടവും സമൂഹവും സംസ്കാരവും പതിനാറാം നൂറ്റാണ്ടിലെ ചിന്താഗതികൾക്കും പിന്നിലാണ്. Gastroenterology ഡിപാർട്മെന്റുകൾ പല മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഉണ്ടെങ്കിലും കരൾ രോഗത്തിൽ മുൻപന്തിയിലായിട്ടുള്ള നമ്മൾ അവിടെയെങ്ങും ചെറിയ ഗവേഷണങ്ങൾ നടത്താൻ താലപര്യമില്ലാത്തവരാണ്. ഡോക്റ്റർമാർക്ക് ഗവേഷണത്തിൽ താൽ‌പ്പര്യം വരാനുള്ള സമൂഹനീതി നമ്മൾ കൽ‌പ്പിച്ച് നൽകിയിട്ടേ ഇല്ല. കഠിനശിക്ഷാവിധികൾ പോലെയുള്ള എണ്ട്രൻസ് പരീക്ഷാതയാറെടുപ്പിൽക്കൂടെ കടന്നു വന്ന ഡോക്റ്റർമാരുടെ മുൻഗണന ഗവേഷണത്തിലായില്ലെങ്കിൽ അദ്ഭുതമില്ല. പണംകൊടുത്ത് വാങ്ങിയ മെഡിക്കൽ കോളേജ് സീറ്റിലിരുന്ന് പഠിച്ചവനു ഗവേഷണം നടത്തി മലയാളക്കരയ്ക്ക് ശാസ്ത്രബോധം പാർന്നുകോരികൊടുക്കാമെന്ന് തോന്നിയില്ലെങ്കിൽ അത് അയാ‍ളുടെ കുറ്റമല്ല. അറ്റകൈപ്രയോഗമായ കരൾമാറ്റ ശസ്ത്രക്രിയ വഴി ലക്ഷങ്ങൾ കൊയ്തെടുക്കാമെങ്കിൽ ആ ഘട്ടം വരെ രോഗികളെ എത്തിയ്ക്കുകയാണ് അഭികാമ്യം എന്നത് ആശുപത്രികളേയും ഡോക്റ്റർമാരേയും സംബന്ധിച്ച് വെറും ന്യായവും കൌശലമായ യുക്തിയുമാണ്. കേരളത്തിലെ വൈദ്യശാ‍സ്ത്ര ഗവേഷണശാലകളിൽ ജീനുകൾ തിരിച്ചറിയുന്ന വിദ്യ പോയിട്ട് ലളിതമായ ഡി എൻ എ വേർതിരിക്കലിനു പോലും ഉള്ള യന്ത്രസാമഗ്രികളോ സംവിധാനമോ കാണാനിടയില്ല എന്നാണറിവ്. ഗവേഷണബുദ്ധി ഉദിച്ച ഡോക്റ്റർ തുലോം വിരളമാണെന്നു മാത്രമല്ല, ആരെങ്കിലും ഉണ്ടെങ്കിൽ ഘടനാപരമായ പരീക്ഷണങ്ങൾ ചിട്ടപ്പെടുത്താനോ ഗ്രാന്റ് പ്രൊപോസൽ എഴുതി ഫണ്ട് സമാഹരിക്കാനോ ഉള്ള പരിശീലനമോ പാടവമോ ലഭിച്ചിട്ടില്ല, അതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ചിന്തിയ്ക്കുക എന്നത് ഭരണകൂടത്തിനും സമൂഹത്തിനും മുൻഗണനയുള്ള വിഷയമേ അല്ല. അജ്ഞത എന്ന വാറ്റുചാരായത്തിൽ അലംഭാവം എന്ന കീടനാശിനി ആവോളം കലർത്തിക്കുടിച്ച് തൽക്കാലനിർവൃതിയുടെ ചോര ഛർദ്ദിച്ച് മരിച്ചുകൊണ്ടേ ഇരിയ്ക്കുക നമ്മൾ, അത്ര തന്നെ. ചിത്രം 1. കരൾരോഗഘട്ടങ്ങൾ. A. സാധാരണ കരൾ. B. മദ്യപാനരഹിത കരൾരോഗം (NAFLD) എന്ന ആദ്യഘട്ടം. C. നാഷ് (NASH) ബാധിച്ച കരൾ. D. സിറോസിസ് കരൾ. ചിത്രം 2. കരളിന്റെ ആന്തരികഘടനയിലെ മാറ്റങ്ങൾ. A. കൊഴുപ്പ് കുമിളകൾ നിറഞ്ഞു തുടങ്ങിയ കരൾ B. കൊഴുപ്പുകുമിളകൾ, നാരുകൾ (നീല നിറത്തിൽ നീർവീക്കം ഇവയെല്ലാമുള്ള കരൾ. C. വടുക്കളും പൊറ്റനും നാരുകളും നിറഞ്ഞ സിറോസിസ് കരൾ. ചിത്രം 3. സ്റ്റീറ്റോസിസ്, നാഷ്, സിറോസിസ് എന്നീ ഘട്ടങ്ങളിൽ പ്രവർത്തനനിരതമാകുന്ന ജീനുകൾ ചിത്രം 4. പ്രമേഹത്തിന്റെ തോത് (കരൾരോഗസാദ്ധ്യതയുടേതുമായി കണക്കാക്കാം) മില്ല്യൺ വീതം വിവിധ രാജ്യങ്ങളിൽ. 2000 ഇൽ 32 മില്ല്യൻ ഇൻഡ്യയിൽ ഉള്ളത് 2030 ആകുമ്പോഴേയ്ക്കും 79 മില്ല്യൻ ആകുമെന്നാണു കണക്ക്. ലോകത്തിലെ റെക്കോർഡ്. 164 വർദ്ധനയാണ് വരാൻ പോകുന്നത്. ഇതിൽ വലിയൊരു പങ്കും മലയാളികളാണ്. നന്ദി എതിരൻ ജി ഈ പോസ്റ്റിന്റെ ലിങ്ക്‌ തന്നതിനു. താങ്ക്യൂ. വിഞ്ജാനപ്രദം. ഈ അറിവുകൾ പങ്കുവെച്ചതിനു നന്ദി എതിരേട്ടാ. പ്രാചീന മദ്ധ്യ തിരുവിതാം കൂറിലെ ,തെക്കുംകൂറിലെ വന്‍ ഭൂഉടമ ആയിരുന്ന “ഞാവക്കാട്ടു എതിരന്‍ കതിരവന്‍” ഇളംകുളം കുഞ്ഞന്‍പിള്ള യുടെ “ജന്മിസമ്പ്രദായം കേരളത്തില്‍” തുടങ്ങിയ ചരിത്ര പുസ്തകങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടുണ്ട് .തൃക്കൊടിത്താനം .പേറുന്ന ക്ഷേത്രങ്ങള്‍ക്ക് വന്‍ ഭൂമിദാനം നല്‍കി അവ പിന്നെ പാട്ടത്തിനു നല്‍കണേ അല്ലെങ്കില്‍ കുഞ്ഞുകുട്ടി പരാതീനം പട്ടിണി കിടന്നു ചാകുമേ എന്ന് കേഴുന്ന എതിരന്‍ കതിരവന്‍ .കേരള ചരിത്ര പുരുഷന്‍ അഞ്ചാറു കൊല്ലം മുമ്പ് (2010)ഒരു കലാകൌമുദിയില്‍നായരുടെയും നമ്പൂതിരിയുടെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയും മുത്മുത്തച്ഛന്‍ പുലയന്‍ (ശ്ശ്രദ്ധിക്കുക ഇവിടെഈഴവര്‍ ഒഴിവാക്കപ്പെട്ടു എന്ന പേരില്‍ എതിരന്‍ കതിരവ ന്‍ ഒരു വിവാദ ലേഖനം എഴുതിയതും വായിച്ചിരുന്നു എന്നിവ കൂടി നല്‍കുന്നതല്ലേ ഉചിതം എന്ന് പത്രാധിപന്മാര്‍ ശ്രദ്ധിക്കുമല്ലോ .മാതൃഭൂമി ചാനലില്‍ എതിരന്‍ കതിരവന്‍ ചിക്കാഗോ യൂനിവേസിറ്റിയിലെ ഇമ്മിണി വല്യ സയന്റിസ്റ്റ് എന്ന് കണ്ടു .രോഗികളെ പരിശോധിക്കയോ ചികില്സിക്കയോ ചെയ്യുന്ന ഡോക്ടര്‍ ആവില്ല രോഗികളെ നേരില്‍ കാണുകയും ചികില്സിക്കയും ചെയ്യുന്ന മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകള്‍ എന്ത് പറയുന്നുവോ ആവോ? ഡോ. കാനം എന്തുകൊണ്ട് ഈ സംശയങ്ങൾ എന്ന് പറഞ്ഞെങ്കിൽ കൊള്ളാമായിരുന്നു. രക്തം/മൂത്രം പരിശോ ധിയ്ക്കുന്ന ഡോക്റ്റർ ആയിരിക്കും എന്ന നിഗമനത്തിൽ എന്താണു കാരണം ഡോക്റ്റർ? ശര്യ്ക്കുള്ള ഡോക്റ്റർ ഇതൊന്നും എഴുതുകയില്ല എന്നു കരുതിയോ? മറുപടി ദയവായി എത്ര അധികം അമാന്യനാണ് താങ്കൾ എന്ന കാര്യം ബോധ്യപ്പെടുത്തുന്നു താങ്കളുടെ മേൽ‌പ്പറഞ്ഞ സംശയങ്ങളും അനാവശ്യ ചോദ്യങ്ങളും നിറഞ്ഞ കമന്റ്. ചരിത്ര പുസ്തകങ്ങളിൽ താങ്കൾ എതിരൻ കതിരവനെ കണ്ടുമുട്ടിയതായി പറയുന്നുണ്ട്. ആ എതിരൻ കതിരവൻ തന്നെയാണോ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനമെഴുതിയ എതിരൻ കതിരവൻ എന്ന സംശയം താങ്കളുടെ മനസ്സിൽ ജനിച്ചതിന്റെ അസ്വസ്ഥതയാണോ വെളിവിന്റെ തെളിച്ചമില്ലാത്ത താങ്കളുടെ കമന്റ്? എങ്കിൽ ‘മനസ്സിന്റെ മലം‘ പരിശോധിക്കുന്ന ഒരു ഡോക്ടറുടെ സേവനം താങ്കൾക്ക് അടിയന്തിരമായി ആവശ്യമുണ്ട്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ‘ഇമ്മിണി ബല്യ’ സയന്റിസ്റ്റ് തന്നെയാണ് എതിരൻ കതിരവൻ എന്ന ബ്ലോഗ്/തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി. താങ്കളുടെ അസൂയപുരണ്ട പരിഹാസം മറക്കാം. അദ്ദേഹം എഴുതിയ ലേഖനത്തിൽ താങ്കൾ കണ്ടെത്തിയ തെറ്റായ വിവരങ്ങൾ എന്തൊക്കെയാണ്‌? അത് പറയൂ. താങ്കളുടെ ‘കാനം’ തുടങ്ങുന്നത് ‘ഡോ’. എന്ന വിശേഷണത്തോ‍ാടെയാണല്ലോ. ആ നിലയ്ക്ക് കരൾ‌പ്പേടി എന്ന ലേഖനത്തിൽ വസ്തുതാപരമായ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അത് താങ്കൾ അറിയേണ്ടതാണ്. അറിഞ്ഞെങ്കിൽ അത് പറയേണ്ടതാണ്. ശ്രേഷ്ഠനാണ് താൻ എന്ന ഒരു വങ്കത്തം മനസ്സിൽ താങ്കൾ സൂക്ഷിക്കുന്നുവെങ്കിൽ അത് അങ്ങനെ തന്നെ തുടർന്നോളൂ. പക്ഷേ, മനസ്സിലെ ദുഷ്ടും കേമത്തവും ഇവിടേക്ക് തള്ളി ഉള്ളിലെ ദുർ‌ഗന്ധം നാടൊട്ടുക്ക് പരത്തരുത്. സ്വയം മാനിക്കൂ ഡോക്ടർ കാനം. Pongs vs Hareesh: WOW! താങ്ക്സ്. പറയാനുള്ളത് വ്യക്തമായി പറഞ്ഞു. നന്ദി ശ്രീധരേട്ടാ വളരെ വിശദമായി എഴുതിയിരിയ്ക്കുന്നു. നല്ല ലേഖനം.ഗവേഷണ മേഖലയി ൽ ഒരു ആരോഗ്യ സംസ്കാരം നമു ക്കുണ്ടാകേണ്ടതിന് ഇനിയും സമയം വൈകിക്കൂടാ. നല്ല ലേഖനം.ഗവേഷണ മേഖലയി ൽ ഒരു ആരോഗ്യ സംസ്കാരം നമു ക്കുണ്ടാകേണ്ടതിന് ഇനിയും സമയം വൈകിക്കൂടാ. Early detection, അതിനുള്ള, മാർഗം കൂടി ഉള്പെടുത്താമായിരുന്നു..പ്രമേഹ രോഗികൾ, സ്‌ഥിരമായീ A1C ടെസ്റ്റ് ചെയ്തു ഒതുങ്ങും.NAFD, തിരിച്ചറിയാൻ ടെസ്റ്റ് കുൾ ഉണ്ടോ Early detection, അതിനുള്ള, മാർഗം കൂടി ഉള്പെടുത്താമായിരുന്നു..പ്രമേഹ രോഗികൾ, സ്‌ഥിരമായീ A1C ടെസ്റ്റ് ചെയ്തു ഒതുങ്ങും.NAFD, തിരിച്ചറിയാൻ ടെസ്റ്റ് കുൾ ഉണ്ടോ മദ്യപാനിയാണ്; അതിഷ്ടവുമാണ്. ഇടയ്ക്ക് കുറച്ചുദിവസം നിര്‍ത്തും പിന്നെ, വീണ്ടും തുടങ്ങും. കരള്‍രോഗം മനസ്സിലാക്കാന്‍ എന്താ മാര്‍ഗം. ചെറിയ ലക്ഷണങ്ങള്‍. അന്യഥാ ആരോഗ്യവാനായ ആള്‍ക്ക് ഏതെല്ലാം ടെസ്റ്റുകള്‍ ഇടയ്‌ക്കെല്ലാം ചെയ്യണം. അതേപോലെ, വലിയ കരള്‍രോഗസാദ്ധ്യതയില്ലാത്ത മര്യാദയ്ക്കുള്ള കുടി എങ്ങനെയാകാമെന്ന് വല്ലവര്‍ക്കും വല്ല അഭിപ്രായവുമുണ്ടോ ദയവായി കതിരവന്‍ Shakti Arora പ്രണയം സംബന്ധമായ ജാതകം Shakti Arora തൊഴിൽ സംബന്ധമയ ജാതകം Shakti Arora ജനന ജാതകം/ ജനന ചാർട്ട്/ ജാതകം സാധാരണയെന്നപോലെ വിവാഹത്തിൽ നിങ്ങൾ എത്തിച്ചേരും. മിക്കവാറും, സുഹൃത്ത് ബന്ധത്തേക്കൾ ഉപരി പ്രേമബന്ധം ഉണ്ടാവുകയില്ല. പൊതുവെ, നിങ്ങൾ പ്രേമലേഖനം ഒന്നും എഴുതുകയില്ല കൂടാതെ പ്രേമബന്ധം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലതായിരിക്കും. എന്നാൽ വേർതിക്കപ്പെട്ട വെളിച്ചമായി വിവാഹമെന്ന് നിർണയിക്കരുത്. അതിൽ നിന്നും മാറി, ഒരിക്കൽ നിങ്ങൾ വിവാഹം ചെയ്താൽ, മനുഷ്യനാൽ കഴിയുന്നവിധം വളരെ താത്പര്യത്തോട്കൂടി ആ കൂട്ടായ്മ പൊരുത്തമുള്ളതാക്കുകയും വർഷങ്ങൾ പിന്നിട്ടാലും അതിൽ മാറ്റം വരുത്തുകയുമില്ല. Shakti Arora ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം യഥാർത്ഥത്തിൽ നിങ്ങൾ നല്ല ആരോഗ്യവാൻ അല്ലെങ്കിലും, നിങ്ങൾ എന്തുകൊണ്ട് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണമെന്നതിന്, ചില കാരണങ്ങളുണ്ട്. നിങ്ങളുടെ സുഖക്കേട് യാഥാർത്ഥ്യത്തേക്കാൾ കൂടുതൽ സാങ്കല്പികമായിരിക്കും. എന്നിരുന്നാലും, അവ നിങ്ങൾക്ക് ചില അനാവശ്യ ആകാംക്ഷയ്ക്ക് കാരണമാകും. നിങ്ങൾ നിങ്ങളിലേക്ക് അധികമായി ശ്രദ്ധിക്കുകയും, യഥാർത്ഥത്തിൽ ഇവ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലെങ്കിലും, അതും ഇതും ഒക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് അത്ഭുതപ്പെടുകയും ചെയ്യും. വൈദ്യശാസ്ത്ര പുസ്തകങ്ങൾ വായിക്കുവാൻ നിങ്ങൾക്ക് സഹജമായ കഴിവുണ്ട്, കൂടാതെ മാരക രോഗങ്ങളുടെ ലക്ഷണങ്ങൾ നിങ്ങൾ മെനഞ്ഞെടുക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ നിങ്ങൾ തൊണ്ട സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടാം. ഡോക്ടർ നിർദ്ദേശിച്ചതൊഴികെയുള്ള മരുന്നുകൾ ഒഴിവാക്കുക. ഒരു സാധാരണ ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, ആവശ്യത്തിന് വ്യായാമം ചെയ്യുക കൂടാതെ മിതമായി ഭക്ഷണം കഴിക്കുക. Shakti Arora വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം മാനസിക താത്പര്യത്തിൽ നിങ്ങൾ സമ്പന്നനാണ് കൂടാതെ സംസ്ക്കാരസമ്പന്നങ്ങളായ കലകളിലും നിങ്ങൾക്ക് താത്പര്യമുണ്ട്. യഥാർത്ഥത്തിൽ യാത്രാവിവരണത്തിലൂടെ കടന്നുപോകുന്നതിനേക്കാൾ ഒരു ഒഴിവുദിവസം ആസൂത്രണം ചെയ്യുന്നതിലാണ് നിങ്ങൾ കൂടുതൽ സന്തോഷം കണ്ടെത്തുന്നത്. പുസ്തകങ്ങളും വായനയും നിങ്ങൾ ഇഷ്ടപ്പെടുന്നു, കൂടാതെ കാഴ്ച്ചബംഗ്ലാവിലൂടെ അലഞ്ഞുതിരഞ്ഞു നടക്കുന്നതും നിങ്ങൾ ആസ്വദിക്കുന്നു. പഴയ സാധനങ്ങളോട് നിങ്ങൾക്ക് ഒരു പ്രത്യേക താത്പര്യമുണ്ട്, പ്രത്യേകിച്ചും വളരെ പഴയ സാധനങ്ങളോട്. ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. അമിതഭാരം കയറ്റിവരുന്ന ലോറികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു പാറശാല: അമിത ഭാരം കയറ്റിവരുന്ന ലോറികൾ വഴിയാത്രക്കാർക്കും ഇരു ചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുന്നു. അനുവദനീയമായതിൽ നിന്നും 25 ടണ്ണോളം അധികം ഭാരം കയറ്റിയാണ് ലോറികൾ ദേശീയ പാതയിലൂടെ കടന്നു പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയട്ട് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. പാറകൾ വാഹനത്തിന്‍റെ ബോഡി ലെവലിൽ മാത്രമേ കയറ്റാവൂ എന്ന നിയമം നിലനിൽക്കെയാണ് ബോഡിലെവലിൽ നിന്നും അരമീറ്ററിലധികം ഉയരത്തിൽ ഭാരം കയറ്റി ലോറികൾ പായുന്നത്. അമിതഭാരം കയറ്റിയെന്ന പേരിൽ മാസത്തിലൊരിക്കൽ മോട്ടോർ വാഹന വകുപ്പധികൃതരും, പോലീസും ഏതെങ്കിലും വാഹനങ്ങളെ പിടിച്ചു പെറ്റി ചുമത്തി വിടുന്നതല്ലാതെ മറ്റ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ബെക്കപകടത്തിൽ ചികിത്സയിലായിരുന്ന എടി കമ്പനി ഡയറക്ടർ മരിച്ചു കഴക്കൂട്ടം: പോലീസ് സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐടി കമ്പനി ഡയറക്ടർ മരിച്ചു. ടെക തിരുക്കുടുംബ പേടക പ്രയാണത്തിന് സ്വീകരണം നൽകി തിരുവനന്തപുരം കുടുംബ വർഷവും വിശുദ്ധ ഒൗസേപ്പിതാവിന്‍റെ വർഷവും പ്രമാണിച്ച് തിരുവനന്തപുരം ഫൊറോനാ മാതൃവേദി പിതൃവേദ തിരുവനന്തപുരം: കേരള മുനിസിപ്പൽ ആന്‍ഡ് കോർപറേഷൻ സ്റ്റാഫ് യൂണിയന്‍റെ 53-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന യാ പെരുച്ചാഴിയെ കുടുക്കാൻ വച്ച കെണി നാട്ടുകാർക്ക് കെണിയാകുന്നു കാട്ടാക്കട പെരുച്ചാഴിയുടെ ശല്യം രൂക്ഷമായതോടെ പെരുച്ചാഴിയെ കുടുക്കാൻ വച്ച കെണി നാട്ടുകാർക്ക് തന്നെ വിനയായി മാറി. പെ വിഴിഞ്ഞം: വഴിയാത്രക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ബൈക്കിൽ പിൻതുടർന്ന് ശാരീരികമായി ഉപദ്രവിക്കുന്ന യുവാവ ജില്ലയില്‍ 19 ഗ്രീന്‍ കാറ്റഗറി പഞ്ചായത്തുകള്‍ തിരുവനന്തപുരം: പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യനിർമാർജനം വാഗ്ദാനം വാക്കുകളിലൊതുങ്ങി മെഡിക്കൽ കോളജ്: പൊതുജനാരോഗ്യത്തിന് കാവലാൾ ആകേണ്ടുന്ന ആതുരാലയത്തിൽ അധികൃതർ നൽകിയ വാഗ്ദാനം വാക്കുകളിലൊതുങ്ങിയ ക കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കും: മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ് വിഴിഞ്ഞം: റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരിപാർട്ടിക്കെതിരെ ശക്തമായ നടപടിയുമായി എക്സൈസ് എൻഫോഴ്സ്മെന്‍റ്. ഇന്നലെ നിർവാണാ ലഹരി പാർട്ടി: പ്രവേശനഫീസ് ആയിരം മുതൽ മൂവായിരം രൂപ വരെ വിഴിഞ്ഞം നിർവാണാ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ലഹരിപ്പാർട്ടിയിൽ പങ്കെടുത്തത് യുവതി യുവാക്കളടങ്ങുന്നവൻ സംഘം. ഇൻ പേരൂർക്കട: വീട്ടിൽക്കയറി അമ്മയേയും മകനെയും ആക്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. ഇലിപ്പോട് ഭാഗ പട്ടയത്തിനുള്ള നടപടികൾ തുടങ്ങി; ആദിവാസികൾക്ക് ആശ്വാസത്തിന്‍റെ നാളുകൾ കാട്ടാക്കട പതിറ്റാണ്ടുകളിലായി സ്വന്തം ഭൂമിക്കായി പേരാടിയ അഗസ്ത്യമലയിലെ ആദിവാസികളായ കാണിക്കാർക്ക് പട്ടയം നൽകാ കുടിവെള്ള പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് മർദനം: പ്രതി റിമാൻഡില്‍ വെള്ളറട: കുടിവെള്ള പൈപ്പ് പൊട്ടിച്ചുവെന്ന് ആരോപിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിയെ റിമാൻഡു ചെയ്തു. അമ്പൂരി കുട്ടപ്പ ക്രിസ്മസ് -പുതുവത്സരം വ്യാജമദ്യവില്‍പ്പന തടയാന്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വി പൊന്നാം ചുണ്ടിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് സ്മാരകം ഒരുക്കി ദി ഡെയിൽവ്യൂ ക്രിസ് സാന്താ കെയർ കാട്ടാക്കട കാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപകരുടെ സ്മാരകം ഒരുക്കി മാതൃകയായി മാറി പുനലാൽ ദി ഡെയിൽവ്യൂ ക്രിസ് സാന തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസിസ്റ്റ്ന്‍റ് തസ്തികയില്‍ അ സാമൂഹിക ബോധം വളർത്തുന്ന പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി നെടുമങ്ങാട്: പൊതു വിദ്യാഭ്യാസരംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുമെന്നും അടുത്ത അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ സാമൂഹ് വിഴിഞ്ഞം:എസ്എൻഡിപി യോഗത്തിന്‍റെയും ട്രസ്റ്റിന്‍റെയും അമരക്കാരനായ വെള്ളാപ്പള്ളി നടേശൻ കേരള ചരിത്രത്തിലെ അടയാളപ്പെട വെള്ളറട കൊച്ചുമകനെ തേടിയെത്തിയ സംഘം വയോധികയെ ആക്രമിച്ച കേസിൽ രണ്ടംഗസംഘത്തെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. പനച് കാട്ടാക്കട കനത്തമഴയിൽ രണ്ടാംതവണയും വീട് ഇടിഞ്ഞതോടെ വയോധിക ദുരിതത്തിൽ. വിളവൂർക്കൽ വിഴവൂർ കല്ലംപൊറ്റ വീട്ടിൽ മൃഗസംരക്ഷണ മേഖലയിലെ സേവനങ്ങൾ ആകർഷകമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരം: സംസ്ഥാനത്തെ 156 ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നതിനും രാത്രികാല സേവനം എല്ലാ നെടുമങ്ങാട് ചന്തയില്‍ മാലിന്യം നിറഞ്ഞു: കച്ചവടക്കാര്‍ ദുരിതത്തിൽ നെടുമങ്ങാട് മാലിന്യവും ചെളിയും നിറഞ്ഞ് നെടുമങ്ങാട് ചന്ത ദുർഗന്ധപൂരിതം. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ മൂക്കുപൊത് ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് തിരുവനന്തപുരം: ജില്ലാ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനം വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളും കാര്യവട്ടം സായിയും തമ്മി മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി പോത്തൻകോട്: മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ മനുഷ്യന്‍റെ അസ നെടുമങ്ങാട് അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം എഫ്ഐജി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് വിഴിഞ്ഞം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കോവളം തീരത്ത് ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു.കോവിഡാനന്തര കാ മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുകുടുംബ പേടക പ്രയാണവും 39-ാമത് പിതൃ വേദി ജന്മദിനാഘോഷവും ഇന്ന് അമ്പൂരി: മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുക്കുടുംബ പേടക പ്രയാണവും 39-ാമത് പിതൃവേദി ജന്മദിനാഘോഷവും ഇന്ന് ഉച്ച കഴിഞ്ഞ് യുവാവിന്‍റെ മരണം കൊലപാതകം: മാതാവ് അറസ്റ്റിൽ വിഴിഞ്ഞം: യുവാവിന്‍റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലു മരപ്പട്ടിയെ കൊന്നു കറിവച്ചു; ഒരാൾ പിടിയിൽ കാട്ടാക്കട മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സാമൂഹിക സമത്വം ഇന്നിന്‍റെ അനിവാര്യത: കർദിനാൾ ക്ലീമിസ് തിരുവനന്തപുരം: ആരും പാർശ്വവത്ക്കരിക്കപ്പെടാതെ എല്ലാവരും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ ദൗത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക് കോളജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ് കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസം കോഴ്സ് തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേർണലിസം കോഴ്സിന്‍റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കി തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷ തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജ വെഞ്ഞാറമൂട്: സ്കൂളുകളിൽ കോവിഡ് മാനദണ്ഡ‍ം പാലിച്ച് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർഥികൾക്ക് കിളിമാനൂർ ,ആറ്റിങ്ങൽ, സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു; സിപിഎം- ബിജെപി പ്രകടനത്തെ തുടർന്ന് കാട്ടാക്കടയിൽ സംഘർഷാവസ്ഥ കാട്ടാക്കട കാട്ടാക്കടയിൽ ബിജെപി, സിപിഎം പ്രകടനം സംഘർഷാവസ്ഥ കലാശിച്ചു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ വ് കഞ്ചാവ് കേസ്: ഐടി പ്രഫഷണലിന്‍റെ ജാമ്യം തള്ളി തിരുവനന്തപുരം: പത്തു കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ഐടി പ്രഫഷണലായ പാങ്ങോട് തിരുമല സ്വദേശി ശ്രീറാമിന്‍ പനച്ചമൂട് സെന്‍റ് മേരീസ് മലങ്കര പുത്തൻ പള്ളി ഇടവക തിരുന്നാളിന് തുടക്കമായി പനച്ചമൂട് പനച്ചമൂട് പുത്തൻ പള്ളി സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ഇടവക തിരുന്നാളും വി നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ,അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള എ പൊന്മുടി യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു വിതുര: പൊന്മുടി ഗവണ്മെന്‍റ് യുപി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എംഎല്‍ എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നയിക്കുന്ന പദയാത്രയോടനുബന്ധിച്ച് പാളയം രക്തസാക്ഷി നഗരസഭ കെട്ടിട നികുതി അദാലത്ത് നടത്തി തിരുവനന്തപുരം: കെട്ടിട നികുതി ഒടുക്കിയതുമായി ബന്ധപ്പെട്ടുള്ള അദാലത്ത് നഗരസഭയിൽ സമാപിച്ചു. 50 ദിവസത്തിനുള്ളിൽ മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ പണിമുടക്കി; രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ കേടായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിത കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം; വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ്ഞ്ച് വിഴിഞ്ഞം: കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം നാളെ വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി; തേക്കുപാറയിൽ വീട് തകർന്നു വെള്ളറട: ശക്തമായ മഴയില്‍ വെള്ളറട ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി. ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മലീ നേമം ഗള്‍ഫില്‍ മലയാളി യുവാവ് മരിച്ചു. കാരയ്ക്കാമണ്ഡപം നടുവത്ത് വിള പുത്തന്‍ വീട്ടില്‍ സുരേഷ്‌കുമാറിന്‍റെയും ജിജിമോ ഇ ശ്രാം പോർട്ടൽ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺല ബെക്കപകടത്തിൽ ചികിത്സയിലായിരുന്ന എടി കമ്പനി ഡയറക്ടർ മരിച്ചു കഴക്കൂട്ടം: പോലീസ് സ്റ്റേഷന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐടി കമ്പനി ഡയറക്ടർ മരിച്ചു. ടെക തിരുക്കുടുംബ പേടക പ്രയാണത്തിന് സ്വീകരണം നൽകി തിരുവനന്തപുരം കുടുംബ വർഷവും വിശുദ്ധ ഒൗസേപ്പിതാവിന്‍റെ വർഷവും പ്രമാണിച്ച് തിരുവനന്തപുരം ഫൊറോനാ മാതൃവേദി പിതൃവേദ തിരുവനന്തപുരം: കേരള മുനിസിപ്പൽ ആന്‍ഡ് കോർപറേഷൻ സ്റ്റാഫ് യൂണിയന്‍റെ 53-ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന യാ പെരുച്ചാഴിയെ കുടുക്കാൻ വച്ച കെണി നാട്ടുകാർക്ക് കെണിയാകുന്നു കാട്ടാക്കട പെരുച്ചാഴിയുടെ ശല്യം രൂക്ഷമായതോടെ പെരുച്ചാഴിയെ കുടുക്കാൻ വച്ച കെണി നാട്ടുകാർക്ക് തന്നെ വിനയായി മാറി. പെ വിഴിഞ്ഞം: വഴിയാത്രക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ബൈക്കിൽ പിൻതുടർന്ന് ശാരീരികമായി ഉപദ്രവിക്കുന്ന യുവാവ ജില്ലയില്‍ 19 ഗ്രീന്‍ കാറ്റഗറി പഞ്ചായത്തുകള്‍ തിരുവനന്തപുരം: പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യനിർമാർജനം വാഗ്ദാനം വാക്കുകളിലൊതുങ്ങി മെഡിക്കൽ കോളജ്: പൊതുജനാരോഗ്യത്തിന് കാവലാൾ ആകേണ്ടുന്ന ആതുരാലയത്തിൽ അധികൃതർ നൽകിയ വാഗ്ദാനം വാക്കുകളിലൊതുങ്ങിയ ക കൈറ്റിന് പുതിയ ആസ്ഥാന മന്ദിരം നിർമിക്കും: മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ് വിഴിഞ്ഞം: റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരിപാർട്ടിക്കെതിരെ ശക്തമായ നടപടിയുമായി എക്സൈസ് എൻഫോഴ്സ്മെന്‍റ്. ഇന്നലെ നിർവാണാ ലഹരി പാർട്ടി: പ്രവേശനഫീസ് ആയിരം മുതൽ മൂവായിരം രൂപ വരെ വിഴിഞ്ഞം നിർവാണാ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ലഹരിപ്പാർട്ടിയിൽ പങ്കെടുത്തത് യുവതി യുവാക്കളടങ്ങുന്നവൻ സംഘം. ഇൻ പേരൂർക്കട: വീട്ടിൽക്കയറി അമ്മയേയും മകനെയും ആക്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. ഇലിപ്പോട് ഭാഗ പട്ടയത്തിനുള്ള നടപടികൾ തുടങ്ങി; ആദിവാസികൾക്ക് ആശ്വാസത്തിന്‍റെ നാളുകൾ കാട്ടാക്കട പതിറ്റാണ്ടുകളിലായി സ്വന്തം ഭൂമിക്കായി പേരാടിയ അഗസ്ത്യമലയിലെ ആദിവാസികളായ കാണിക്കാർക്ക് പട്ടയം നൽകാ കുടിവെള്ള പൈപ്പ് പൊട്ടിച്ചെന്ന് ആരോപിച്ച് മർദനം: പ്രതി റിമാൻഡില്‍ വെള്ളറട: കുടിവെള്ള പൈപ്പ് പൊട്ടിച്ചുവെന്ന് ആരോപിച്ച് ആക്രമണം നടത്തിയ കേസിലെ പ്രതിയെ റിമാൻഡു ചെയ്തു. അമ്പൂരി കുട്ടപ്പ ക്രിസ്മസ് -പുതുവത്സരം വ്യാജമദ്യവില്‍പ്പന തടയാന്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വി പൊന്നാം ചുണ്ടിൽ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് സ്മാരകം ഒരുക്കി ദി ഡെയിൽവ്യൂ ക്രിസ് സാന്താ കെയർ കാട്ടാക്കട കാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപകരുടെ സ്മാരകം ഒരുക്കി മാതൃകയായി മാറി പുനലാൽ ദി ഡെയിൽവ്യൂ ക്രിസ് സാന തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസിസ്റ്റ്ന്‍റ് തസ്തികയില്‍ അ സാമൂഹിക ബോധം വളർത്തുന്ന പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി നെടുമങ്ങാട്: പൊതു വിദ്യാഭ്യാസരംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുമെന്നും അടുത്ത അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ സാമൂഹ് വിഴിഞ്ഞം:എസ്എൻഡിപി യോഗത്തിന്‍റെയും ട്രസ്റ്റിന്‍റെയും അമരക്കാരനായ വെള്ളാപ്പള്ളി നടേശൻ കേരള ചരിത്രത്തിലെ അടയാളപ്പെട വെള്ളറട കൊച്ചുമകനെ തേടിയെത്തിയ സംഘം വയോധികയെ ആക്രമിച്ച കേസിൽ രണ്ടംഗസംഘത്തെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. പനച് കാട്ടാക്കട കനത്തമഴയിൽ രണ്ടാംതവണയും വീട് ഇടിഞ്ഞതോടെ വയോധിക ദുരിതത്തിൽ. വിളവൂർക്കൽ വിഴവൂർ കല്ലംപൊറ്റ വീട്ടിൽ മൃഗസംരക്ഷണ മേഖലയിലെ സേവനങ്ങൾ ആകർഷകമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരം: സംസ്ഥാനത്തെ 156 ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിക്കുന്നതിനും രാത്രികാല സേവനം എല്ലാ നെടുമങ്ങാട് ചന്തയില്‍ മാലിന്യം നിറഞ്ഞു: കച്ചവടക്കാര്‍ ദുരിതത്തിൽ നെടുമങ്ങാട് മാലിന്യവും ചെളിയും നിറഞ്ഞ് നെടുമങ്ങാട് ചന്ത ദുർഗന്ധപൂരിതം. മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ മൂക്കുപൊത് ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് തിരുവനന്തപുരം: ജില്ലാ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനം വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളും കാര്യവട്ടം സായിയും തമ്മി മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി പോത്തൻകോട്: മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ മനുഷ്യന്‍റെ അസ നെടുമങ്ങാട് അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം എഫ്ഐജി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് വിഴിഞ്ഞം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കോവളം തീരത്ത് ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു.കോവിഡാനന്തര കാ മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുകുടുംബ പേടക പ്രയാണവും 39-ാമത് പിതൃ വേദി ജന്മദിനാഘോഷവും ഇന്ന് അമ്പൂരി: മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുക്കുടുംബ പേടക പ്രയാണവും 39-ാമത് പിതൃവേദി ജന്മദിനാഘോഷവും ഇന്ന് ഉച്ച കഴിഞ്ഞ് യുവാവിന്‍റെ മരണം കൊലപാതകം: മാതാവ് അറസ്റ്റിൽ വിഴിഞ്ഞം: യുവാവിന്‍റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലു മരപ്പട്ടിയെ കൊന്നു കറിവച്ചു; ഒരാൾ പിടിയിൽ കാട്ടാക്കട മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സാമൂഹിക സമത്വം ഇന്നിന്‍റെ അനിവാര്യത: കർദിനാൾ ക്ലീമിസ് തിരുവനന്തപുരം: ആരും പാർശ്വവത്ക്കരിക്കപ്പെടാതെ എല്ലാവരും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ ദൗത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക് കോളജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ് കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസം കോഴ്സ് തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേർണലിസം കോഴ്സിന്‍റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കി തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷ തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജ വെഞ്ഞാറമൂട്: സ്കൂളുകളിൽ കോവിഡ് മാനദണ്ഡ‍ം പാലിച്ച് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർഥികൾക്ക് കിളിമാനൂർ ,ആറ്റിങ്ങൽ, സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു; സിപിഎം- ബിജെപി പ്രകടനത്തെ തുടർന്ന് കാട്ടാക്കടയിൽ സംഘർഷാവസ്ഥ കാട്ടാക്കട കാട്ടാക്കടയിൽ ബിജെപി, സിപിഎം പ്രകടനം സംഘർഷാവസ്ഥ കലാശിച്ചു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ വ് കഞ്ചാവ് കേസ്: ഐടി പ്രഫഷണലിന്‍റെ ജാമ്യം തള്ളി തിരുവനന്തപുരം: പത്തു കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ഐടി പ്രഫഷണലായ പാങ്ങോട് തിരുമല സ്വദേശി ശ്രീറാമിന്‍ പനച്ചമൂട് സെന്‍റ് മേരീസ് മലങ്കര പുത്തൻ പള്ളി ഇടവക തിരുന്നാളിന് തുടക്കമായി പനച്ചമൂട് പനച്ചമൂട് പുത്തൻ പള്ളി സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ഇടവക തിരുന്നാളും വി നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ,അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള എ പൊന്മുടി യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു വിതുര: പൊന്മുടി ഗവണ്മെന്‍റ് യുപി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എംഎല്‍ എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നയിക്കുന്ന പദയാത്രയോടനുബന്ധിച്ച് പാളയം രക്തസാക്ഷി നഗരസഭ കെട്ടിട നികുതി അദാലത്ത് നടത്തി തിരുവനന്തപുരം: കെട്ടിട നികുതി ഒടുക്കിയതുമായി ബന്ധപ്പെട്ടുള്ള അദാലത്ത് നഗരസഭയിൽ സമാപിച്ചു. 50 ദിവസത്തിനുള്ളിൽ മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ പണിമുടക്കി; രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ കേടായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിത കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം; വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ്ഞ്ച് വിഴിഞ്ഞം: കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം നാളെ വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി; തേക്കുപാറയിൽ വീട് തകർന്നു വെള്ളറട: ശക്തമായ മഴയില്‍ വെള്ളറട ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി. ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മലീ നേമം ഗള്‍ഫില്‍ മലയാളി യുവാവ് മരിച്ചു. കാരയ്ക്കാമണ്ഡപം നടുവത്ത് വിള പുത്തന്‍ വീട്ടില്‍ സുരേഷ്‌കുമാറിന്‍റെയും ജിജിമോ ഇ ശ്രാം പോർട്ടൽ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺല മത്സ്യത്തൊഴിലാളികൾക്കുനേർക്ക് വീണ്ടും ലങ്കൻ സേനയുടെ ആക്രമണം ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം: മരണം 13 ആയി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്; ഭരണം പിടിച്ചടക്കി കോൺഗ്രസ് കോട്ടയം കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ മത്സ്യത്തൊഴിലാളികൾക്കുനേർക്ക് വീണ്ടും ലങ്കൻ സേനയുടെ ആക്രമണം ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം: മരണം 13 ആയി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ്; ഭരണം പിടിച്ചടക്കി കോൺഗ്രസ് കോട്ടയം കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കാൻ അടിയന്തര നടപടി: പ്രമോദ് നാരായണ്‍ Pathanamthitta മൂന്നാറിൽ വാഹനബാറ്ററി മോഷണം പതിവ് Idukki ഇലക്ട്രിക് ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു Palakkad ദേശീയ സീനിയർ വനിതാ ഫുട്ബോൾ: മണിപ്പൂർ സെമിയിൽ Kannur റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കാൻ അടിയന്തര നടപടി: പ്രമോദ് നാരായണ്‍ Pathanamthitta മൂന്നാറിൽ വാഹനബാറ്ററി മോഷണം പതിവ് Idukki ഇലക്ട്രിക് ഉപകരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു Palakkad ദേശീയ സീനിയർ വനിതാ ഫുട്ബോൾ: മണിപ്പൂർ സെമിയിൽ Kannur തൃശൂർ: പുത്തൂർ സെന്‍റ് തോമസ് ഫൊറോന ദേവാലയത്തിൽ ഇടവകാംഗവും ചിറ്റിലപ്പിള്ളി മാത്യുവിന്‍റെ മകനുമായ ഡീക്കൻ റിഥിൻ, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്‍റെ കൈവയ്പ്പു ശുശ്രൂഷവഴി പൗരോഹിത്യം സ്വീകരിച്ചു. വൈകീട്ടു നടന്ന സ്വീകരണ സമ്മേളനവും വിശ്വാസ പരിശീലന ദിനാചരണവും തൃശൂർ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ആളൂർ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ചാക്കോ ചെറുവത്തൂർ, അസി. വികാരി ഫാ. ആന്‍റോ രായപ്പൻ, കൈക്കാരൻ ജോഷി ആലപ്പാട്ട്, ജനറൽ കണ്‍വീനർ ജോയ് കണ്ണൂക്കാടൻ, ഹെഡ്മാസ്റ്റർ ജേക്കബ് കൂനംപ്ലാവിൽ എന്നിവർ പ്രസംഗിച്ചു. Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്… പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ… AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് ആശുപത്രിയുടെ മുൻപിലുള്ള സിമന്റ്‌ ബെഞ്ചിൽ, അഴുക്ക്‌ പുരണ്ട ഒരു തോൾസഞ്ചിയും, ഏതോ തുണിക്കടയുടെ എഴുത്തുകൾ മാഞ്ഞുതുടങ്ങിയ ഒരു കവറുമായി വിഷണ്ണയായി, ഇരിക്കുന്ന അമ്മൂമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. എല്ലുന്തി, ചുക്കിച്ചുളിഞ്ഞ ശരീരം… മുഖം ആകെ കരിവാളിച്ചിട്ടുണ്ട്‌. കുളിച്ചിട്ട്‌ കുറച്ചു ദിവസമായെന്നു തോന്നുന്നു…. അവർ ദയനീയമായി ഒരു ഞരങ്ങിയോ?… ഭക്ഷണം കഴിച്ചിട്ട്‌ കുറച്ചായെന്നു തോന്നുന്നു. അത്രക്കധികം അകത്തേക്ക്‌ ഉന്തിയ വയറും, അതിനേക്കാളേറെ പുറത്തേക്ക്‌ തള്ളിയ കണ്ണുകളും…. കടന്നുപോകുന്ന പലരും അവരെ നോക്കിയിട്ട്‌ പോയി. ചില നേഴ്‌സുമാർ അവരെ സഹതാപത്തോടെ നോക്കുന്നു. ഞാനും എന്റെ കൂടെയിരുന്ന രാമചന്ദ്രൻ ചേട്ടനും കൂടി അവരുടെ അരികിലേക്ക്‌ ചെന്നു. ഇത്‌ നഗരത്തിലെ പ്രശസ്‌തമായ സൂപ്പർ സ്‌പെഷാലിറ്റി ഹോസ്‌പിറ്റൽ. എല്ലാ സജ്ജീകരണങ്ങളും ഉള്ള ജീവന്റെ അംശമുണ്ടെങ്കിൽ ആയുസ്സ്‌ തിരികെ പിടിക്കാമെന്ന്‌ ഉറപ്പിച്ചു പറയാവുന്ന ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം. ഭൂമിയിലെ ദൈവം കെട്ടിപെടുത്ത ആതുരാലയം. എന്റെയും കൂടെയുണ്ടായിരുന്ന ചേട്ടന്റെയുമൊക്കെ അവസാന ആശാകേന്ദ്രം ആയിരുന്നു അവിടം. ഞങ്ങളുടെ ഇരുവരുടെയും അച്ഛന്മാർ അവിടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ സിലിണ്ടറുകളിൽ നിറച്ച്‌, ട്യൂബുകളിലൂടെ അരിച്ചിറങ്ങുന്ന പ്രാണവായു മാത്രം ഭക്ഷിച്ച്‌, ഉള്ളിലുള്ള നീറ്റലും, വേദനയും കടിച്ചമർത്തി, നാളെകളെ കുറിച്ചുള്ള സ്വപ്‌നങ്ങളുമായി…. ഞങ്ങളാണെങ്കിൽ, ഇനി എന്തു ചെയ്യണം എന്നതിൽ ഒരു എത്തും പിടിയുമില്ലാതെ, മനസ്സിലുള്ള പല കാര്യങ്ങളും വീട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാനുള്ള ത്രാണിയില്ലാതെ, വിങ്ങുന്ന മനസ്സുകളോടെ, നഷ്‌ടസ്വപ്‌നങ്ങളുമായി…. ഇവിടെ, വന്ന ദിവസം മുതൽ കേൾക്കുന്നത്‌ രോഗികൾക്ക്‌ ചെയ്‌തിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചാണ്‌ അപ്പോഴാണു ഈ ദയനീയ ചിത്രം കാണുന്നത്‌. “അമ്മൂമ്മേ? എന്തു പറ്റി? എന്താ ഇവിടെ കിടക്കുന്നത്‌?” – രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു. അവർ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും വേറെയും ചിലരെല്ലാം അവിടേക്ക്‌ വന്നുചേർന്നു. “ഹേയ്‌, എല്ലാവരും ഒന്ന്‌ മാറി നിന്നേ? ഇവിടെ വട്ടം കൂടി നിൽക്കരുത്‌. ചുമ്മാ മാർഗ്ഗതടസ്സം ഉണ്ടാക്കാനായി – സെക്യൂരിറ്റി ഗാർഡ്‌ ഒച്ച വച്ചു. ”അതെന്താ മാഷേ നിങ്ങൾ അങ്ങിനെ പറയുന്നേ? ഇത്‌ ഒരു വയസ്സായ സ്‌ത്രീ അല്ലേ? നിങ്ങൾ ഇതുവരെ ഒന്ന്‌ തിരിഞ്ഞുനോക്കിയില്ലല്ലോ? എന്നിട്ടിപ്പോൾ ഓടികിതച്ച്‌, വന്നിരിക്കുകയാണോ?“ – എന്നിലെ യുവരക്തം തിളച്ചുവന്നു. അവിടെ കൂടിനിന്ന പലരും അതേറ്റുപിടിച്ചു. അപ്പോഴും അമ്മൂമ്മ ഒന്നും മിണ്ടിയില്ല. എല്ലാവരും പരസ്‌പരം കുശുകുശുക്കുന്നതിനിടയിൽ, പെട്ടെന്ന്‌ ഒരു വാൻ അവിടേക്ക്‌ പാഞ്ഞു വന്നു. ക്യാമറ യൂണിറ്റുമായി ഒരു കൂട്ടം ചാനൽ പ്രവർത്തകർ അവിടം കൈയടക്കി എന്ന്‌ തന്നെ പറയാം. ഞങ്ങൾ എല്ലാവരും പകച്ച്‌ നിൽക്കുകയാണ്‌. ചിലരെല്ലാം ഷൂട്ടിംഗ്‌ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ തിക്കി തിരക്കുന്നു. എന്താ നടക്കുന്നതെന്നറിയാതെ ഞാനും, രാമചന്ദ്രനും ചേട്ടനും മറ്റുള്ളവരും സ്‌തംഭിച്ച്‌ നിന്നു. ”ഓ ഇതേതോ സീരിയലിന്റെ ഷൂട്ടിംഗ്‌ ആണെന്നാ തോന്നുന്നേ… “- ആരോ പറയുന്നത്‌ കേട്ടു. ചിലർ വെറുതെ സമയം കളഞ്ഞതിനു ഞങ്ങളെ ഇരുവരേയും ഒന്ന്‌ ഇരുത്തി നോക്കിയിട്ട്‌ കടന്നു പോയി. മറ്റുചിലർ ആശുപത്രിയിൽ വന്നത്‌ എന്തിനാണെന്ന്‌ വരെ മറന്ന പോലെ ഷൂട്ടിങ്ങിൽ ലയിച്ച്‌ നിന്നു. ഒന്ന്‌ പിന്നാക്കം മാറിയെങ്കിലും, അവിടെ നിന്നു വിട്ടുപോകാൻ ഞങ്ങളുടെ മനസ്സ്‌ തെയ്യാറായില്ല…… അല്ല… ഇത്‌ സീരിയലും ടെലിഫിലിമും ഒന്നുമല്ല…. മറ്റെന്തോ ആണ്‌… ഞങ്ങൾ അവിടെ തന്നെ നിന്നു. ഞങ്ങളുടെ അരികിൽ നിന്നിരുന്ന ഒരു മാലാഖയുടെ മുഖത്തും ദയനീയമായ ഭാവം ഉണ്ടായിരുന്നു. ”സിസ്‌റ്ററേ, എന്താ അവിടെ? ആരാ ആ അമ്മൂമ്മ. പലരും പറഞ്ഞു സീരിയൽ ഷൂട്ടിംഗ്‌ ആണെന്ന്‌. പക്ഷെ, ആ അമ്മൂമ്മയെ കണ്ടിട്ട്‌ ഒരു നടിയാണെന്ന്‌ തോന്നുന്നില്ല.“ – ഞാൻ എന്റെ ന്യായമായ സംശയം ചോദിച്ചു. ”ഹും, സീരിയൽ…. ആളുകൾക്ക്‌ പ്രാന്താ…. അതു സീരിയലും കുന്തവുമൊന്നുമല്ല… നിങ്ങൾ പറഞ്ഞത്‌ ശരിയാ… ആ സ്‌ത്രീ നടിയുമല്ല… പക്ഷെ, ഇപ്പോൾ അവർ നടിക്കുകയാ….“ മാലാഖ പറഞ്ഞു. ”നിങ്ങൾക്കറിയോ, കഴിഞ്ഞ 3 ദിവസമായിട്ട്‌ ഞാൻ കൂടി ഡ്യൂട്ടിക്ക്‌ നിൽക്കുന്ന വാർഡിൽ അഡ്‌മിറ്റ്‌ ആയിരുന്നു അവർ. കടുത്ത വൈറൽ പനിയായിരുന്നു. റോഡുവക്കിൽ പനിച്ച്‌ വിറച്ചിരിക്കുന്നത്‌ കണ്ട്‌ ആരോ എടുത്ത്‌ ഈ ആശുപത്രിയിൽ കൊണ്ടാക്കിയതാ…. സങ്കടം തോന്നും അവരുടെ കഥ കേട്ടാൽ….“ – കഥ എന്ന്‌ കേട്ടതിനാലാണെന്ന്‌ തോന്നുന്നു. ചിലർ കൂടി ഷൂട്ടിങ്ങിന്റെ മായാലോകത്തിൽ നിന്നു ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലേക്കാക്കി. ”എന്താ സിസ്‌റ്ററേ….“ – രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു. ”അവർക്ക്‌ 3 മക്കളുണ്ടെന്നാണു പറഞ്ഞത്‌. ഉണ്ടായിട്ടെന്തിനാ… 3 പേർക്കും ഇവരെ വേണ്ട. മൂത്ത മകൾ ഭർത്താവിനോടാപ്പം അവരുടെ നാട്ടിൽ തന്നെയുണ്ട്‌. അവർ തിരിഞ്ഞുനോക്കില്ലാത്രേ. രാമൻ മകനാ…. അവൻ ഒരു പണക്കാരിപ്പെണ്ണിനെ കല്യാണവും കഴിച്ച്‌ അവരുടെ വീടിന്റെ കാവൽ ഏറ്റെടുത്തിരിക്കുകയാ… ഇളയ മകൾ ആരുടെയോ കൂടെ ഒളിച്ചോടി… ഇപ്പോൾ പലരുടെയും കൂടെ ജിവിക്കുന്നു….“ സിസ്‌റ്ററുടെ മുഖത്ത്‌ വികാരങ്ങളുടെ വേലിയേറ്റം കണ്ടു. കേട്ട്‌ നിന്നവരെല്ലാം ഒരു നിമിഷം ഷൂട്ടിങ്ങിനു പകരം തിരശ്ശീലയിൽ ഒരു സിനിമ തന്നെ ദർശിച്ചു. തൂവെള്ള വസ്‌ത്രം ധരിച്ച ആ മാലാഖ കഥ തുടർന്നു. ”ആദ്യദിവസം തന്നെ അവരുടെ കൈവശം മരുന്നിനുപോലും പണമില്ലെന്ന്‌ ഞങ്ങൾക്ക്‌ മനസ്സിലായി. ഹോസ്‌പിറ്റലിൽ കെട്ടിവക്കാനുള്ള രൂപ ഡോക്‌ടർ കൊടുത്തു. പക്ഷെ, പിന്നെയുണ്ടമല്ലോ, ഒത്തിരി നൂലാമാലകൾ…. ഞങ്ങൾക്കറിയാമായിരുന്നു ഇവിടത്തെ ചെലവൊന്നും ഇവർ താങ്ങില്ല എന്ന്‌. ഒടുവിൽ, ഞാൻ തന്നെയാണ്‌ ഡോക്‌ടറോട്‌ പറഞ്ഞത്‌ ഇവർക്ക്‌ സഹായം നൽകണമെന്നും, സൗജന്യചികിത്സ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്‌ ഇവരുടെ പേരിൽ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ കത്തെഴുതിയത്‌. കത്ത്‌ അവിടെ നിന്നും ട്രെസ്‌റ്റ്‌ ഭാരവാഹികൾ വഴി എത്തേണ്ടിടത്തെത്തിക്കാൻ പാവം ഡോക്‌ടറും കുറെ കഷ്‌ടപ്പെട്ടു. ഒടുവിൽ, ഇവർക്ക്‌ സൗജന്യമായി ചികിത്സ അനുവദിച്ച്‌ കൊണ്ട്‌ ദൈവത്തിന്റെ കൽപന എത്തി…. പക്ഷെ, ഇപ്പോൾ തോന്നുക, ഒന്നും വേണ്ടിയിരുന്നില്ലെന്ന്‌. അവരെ മരുന്നൊന്നും കൊടുക്കാതെ കൊന്നാൽ മതിയായിരുന്നെന്ന്‌…“ സിസ്‌റ്ററുടെ തെണ്ടയിടറി. ”അതെന്താ മോളേ, അങ്ങിനെ പറയുന്നേ…. മോളു ചെയ്‌തത്‌ ഒരു പുണ്യകർമ്മമല്ലേ? അതിനുള്ള പ്രതിഫലം മോൾക്ക്‌ കിട്ടും. ദൈവമായിട്ടല്ലേ ഇവരെ മോളുടേയും, ആ ഡോക്‌ടറുടെ അടുക്കൽ എത്തിച്ചത്‌.“ രാമചന്ദ്രൻ ചേട്ടന്‌ ആ 22 കാരിയോട്‌ വാൽസല്യം തോന്നി. ഞാനും അവരെ അൽപം ബഹുമാനത്തോടെ നോക്കി. കാരണം, കേട്ടറിവിലുള്ളതെല്ലാം ക്രൂരമായ, കുത്തിവെക്കുമ്പോൾ വേദനിപ്പിക്കുന്ന, മാലഖയുടെ വസ്‌ത്രമണിഞ്ഞ, പൂതനമാരെ പോലെ പെരുമാറുന്ന സിസ്‌റ്റർമാരെ പറ്റിയാണല്ലോ? ”അല്ല ചേട്ടന്മാരെ ഞാൻ ചെയ്‌ത ഉപകാരത്തിന്റെ ബാക്കിപത്രമാ ഈ കാണുന്നേ….“ ”ഇന്ന്‌ രാവിലെ അവരെ ഡിസ്‌ചാർജ്ജ്‌ ചെയ്‌തതാ…. രോഗം മുഴുവൻ മാറിയിട്ടൊന്നുമില്ല. എങ്കിലും ആശ്വാസമുണ്ട്‌. പക്ഷെ, ഇപ്പോൾ ഇതുവരെയായിട്ടും അവരെ എവിടെക്കും പോകാൻ അനുവദിച്ചിട്ടില്ല…. അല്ല, അനുദിച്ചാലും പോകാൻ അവർക്ക്‌ പ്രത്യേകിച്ച്‌ വീടൊന്നുമില്ല എന്നതും സത്യമാ…. എന്നാലും, ഈ വെയിലും കൊണ്ട്‌, വയ്യാത്ത അവർ…“ സിസ്‌റ്ററുടെ നല്ല മനസ്സിനെ ഞങ്ങൾ മനസ്സുകൊണ്ട്‌ നമിച്ചു. ”എന്താ മോളേ… അവരെ പോകാൻ അനുവദിക്കുന്നില്ലെന്ന്‌ പറയുന്നത്‌. ആരാ തടഞ്ഞുവച്ചിരിക്കുന്നേ?“ – രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു. ”ചേട്ടാ, ആ നടക്കുന്നത്‌ സീരിയൽ ഷൂട്ടിംഗ്‌ ഒന്നുമല്ല. ഈ ഹോസ്‌പിറ്റൽ നടത്തുന്ന ട്രസ്‌റ്റിന്റെ തന്നെ ടി.വി. ചാനൽ യൂണിറ്റാ അത്‌. ആ അമ്മൂമ്മയുടെ കദനകഥ അവരെക്കൊണ്ട്‌ തന്നെ പറയിപ്പിക്കുന്നത്‌…. പക്ഷെ, ലക്ഷ്യം അവരുടെ അവസ്‌ഥ ജനങ്ങളിലെത്തിക്കുകയല്ല. മറിച്ച്‌ അവർക്ക്‌ ആശുപത്രിയിൽ നിന്നും നൽകിയ സാമ്പത്തിക ഇളവുകളും, പാവങ്ങളോടുള്ള ഭൂമിയിലെ ദൈവത്തിന്റേ കാരുണ്യത്തിന്റെ നേർക്കാഴ്‌ചകളും ഒക്കെയാ…. ഇതൊക്കെ കാണുമ്പോൾ ഈ ജോലിയൊക്കെ ഉപേക്ഷിച്ച്‌ പോയാലോ എന്ന്‌ വരെ തോന്നുണ്ട്‌…..“ പെട്ടന്ന്‌ ടി.വി. ചാനൽ പ്രവർത്തകർ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും, വെള്ളക്കുപ്പിയുമായി സെക്യൂരിറ്റി ഗാർഡ്‌ അവിടേക്ക്‌ ഓടിയടുക്കുന്നതും കണ്ട്‌ ഞങ്ങളും അവിടേക്ക്‌ ചെന്നു. തളർന്ന്‌ കിടക്കുന്ന അമ്മൂമ്മയെ മടിയിലേക്ക്‌ എടുത്ത്‌ വെച്ച്‌ നെഞ്ചിൽ തടവികൊടുക്കുമ്പോഴും വിഷണ്ണയായ സിസ്‌റ്ററുടെ മുഖം മറ്റുള്ളവരിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. വീണ്ടും ക്യാമറ പോസിഷൻ ചെയ്യാൻ ശ്രമിച്ച യുവാവ്‌ രാമചന്ദ്രൻ ചേട്ടന്റെ നോട്ടത്തിനു മുൻപിൽ തലതാഴ്‌ത്തി. കുറച്ചു സമയത്തെ പ്രയാസങ്ങൾക്ക്‌ ശേഷം അമ്മൂമ്മക്ക്‌ വീണ്ടും എഴുന്നേറ്റിരിക്കാമെന്നായി. അവർ എല്ലാവരെയും മാറിമാറി നോക്കി. സിസ്‌റ്ററുടെ മുഖത്തേക്ക്‌ അവർ നോക്കിയപ്പോഴേക്കും അവിടെ ഒരു കാർമേഘം ഉരുണ്ടുകൂടിയിട്ടുണ്ടായിരുന്നു. ”സാരമില്ല മോളേ… മോളുടെ നല്ല മനസ്സ്‌ കൊണ്ടല്ലേ അങ്ങിനെ ചെയ്‌തത്‌. പിന്നെ എന്നെപോലുള്ള അനാഥകളുടെ അവസ്‌ഥ എന്തായാലും ഇതൊക്കെ തന്നെ…. മക്കൾക്കോ വേണ്ട… പിന്നെയാണോ, ദൈവത്തിന്‌… അല്ല ഒരു പക്ഷെ, ഇതൊന്നും ദൈവം അറിയുന്നില്ലായിരിക്കും അല്ലേ? എത്രയെത്ര ആളുകളാ ദിവസവും വരുന്നേ…. എത്രയെത്രയാളുകൾക്കാ ദിവസവും അനുഗ്രഹവും, രോഗശാന്തിയും നൽകേണ്ടത്‌…. അതിനിടയിൽ നിസ്സാരമായ ഈ ഞാൻ ആര്‌….“ – അമ്മുമ്മക്ക്‌ വാക്കുകൾ തോണ്ടയിൽ കുടുങ്ങി……… രംഗം പന്തികേടാകുമെന്ന്‌ തോന്നിയിട്ടാകാം, മാലഖയെ വിളിച്ചുകൊണ്ട്‌ പോകാൻ ഭൂമിയിലെ ദൈവത്തിന്റെ ദൂതന്മാർ വന്നു. അമ്മൂമ്മയെ വിട്ട്‌ – ഗത്യന്തരമില്ലാതെ, സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം ഇവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറായത്‌ കൊണ്ടകാം… – മാലാഖ കാവൽക്കാരോടൊപ്പം യാത്രയായി…. തന്റെ ഭാണ്ഡക്കെട്ടും എടുത്ത്‌ വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയെ നോക്കി ഞങ്ങളെല്ലാം പകച്ചു നിന്നു. ഇനി എന്തെന്നറിയാതെ, അവസാനഷോട്ടെന്ന പോലെ നടന്നുപോകുന്ന അമ്മൂമ്മയുടെ പിന്നൊലെ ക്യാമറ സും ചെയ്‌തുകൊണ്ട്‌ ചാനൽ ടിവിയും യാത്രയായി… ദൂരെ ആകാശത്തേക്ക്‌ കണ്ണുകളുയർത്തി സ്വർഗസ്‌ഥനായ ദൈവത്തോട്‌ പരാതികൾ അയവിറക്കി വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയും…. ഇവിടെ, ഭൂമിയിലെ ദൈവത്തിന്റെ കാവൽക്കാർ തീർത്ത കോടതിമുറിയിൽ, കണ്ണുകെട്ടപ്പെട്ട നീതിദേവതക്ക്‌ മുൻപിൽ, എല്ലാം തന്റെ പിഴ എന്ന്‌ ഏറ്റ്‌ പറഞ്ഞ്‌ തലകുമ്പിട്ട്‌ നിൽക്കുന്ന മാലഖയും…. ഒരു ഡോക്യുഫിക്ഷൽ പോലെ പ്രേക്ഷകരായ ഞങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി… ഒപ്പം മുകളിലേക്ക്‌ നോക്കി അമ്മൂമ്മയും, കെട്ടിയേൽപ്പിച്ച പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി താഴേക്ക്‌ നോക്കി മാലാഖയും മനസ്സിൽ മന്ത്രിച്ചത്‌ ഇപ്രകാരമായിരിക്കാം. ഇതെന്താ, ദൈവത്തെ ഹോളോബ്രിക്‌സിൽ ആണോ വാർത്തെടുത്തത്‌. മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക് പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ ഒരു പരിസ്ഥിതി പ്രേമി മുതലാളി) മാനവിക നയം പ്രഖ്യാ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം കാഞ്ഞങ്ങാട്: ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൈയ്യില്‍ കരുതുകയും ദാഹിക്കുമ്പോള്‍ കുടിക്കുകയും ചെയ്യണം. ഇതിലൂടെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. അയഞ്ഞ, ഇളം നിറത്തിലുളള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കണം. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം. നല്ല പോഷക സമൃദ്ധമായ ഭക്ഷണം, പഴങ്ങള്‍ എന്നിവ കഴിക്കണം നിര്‍ജ്ജലീകരണം തടയാന്‍ ഒ ആര്‍ എസ് ലായനി ഉപയോഗിക്കാം. ചൂട് മൂലമുള്ള തളര്‍ച്ചയോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം. ❝ അമ്പോ 😱വെറും 42 മത്സരങ്ങൾ കളിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാമത് ❞ ഇത് റാഞ്ചിക്കാരന്റെ റെക്കോർഡ് Sportssify ❝ അമ്പോ 😱വെറും 42 മത്സരങ്ങൾ കളിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാമത് ❞ ഇത് റാഞ്ചിക്കാരന്റെ റെക്കോർഡ് ❝ അമ്പോ 😱വെറും 42 മത്സരങ്ങൾ കളിച്ച് ഏകദിന റാങ്കിങ്ങിൽ ഒന്നാമത് ❞ ഇത് റാഞ്ചിക്കാരന്റെ റെക്കോർഡ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ എല്ലാകാലത്തും പിറക്കാറുണ്ട്. വളരെ അധികം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുതിയതായി പിറക്കാറുണ്ട്. കൂടാതെ താരങ്ങൾ പലരും നേട്ടങ്ങൾ അടക്കം പലതും മറികടക്കാറുണ്ട്. അതേസമയം ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റിൽ സുവർണ്ണ ലിപികളാൽ എന്നും എഴുതപെട്ട നേട്ടങ്ങളും അനവധി മുഹൂർത്തങ്ങളും സമ്മാനിച്ച ഇതിഹാസ താരം ധോണിയുടെ കരിയർ ഒരിക്കൽ കൂടി ചർച്ചയാക്കി മാറ്റുകയാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ഇപ്പോൾ. വരുന്ന ഐസിസി ടി :20 ലോകകപ്പിനുള്ള ടീം ഇന്ത്യക്ക് ഒപ്പം ധോണിയും മെന്റർ റോളിൽ പ്രവർത്തിക്കും എന്നുള്ള വാർത്ത ഇന്ത്യൻ ആരാധകർ എല്ലാം ആവേശപൂർവ്വമാണ് ഏറ്റെടുത്തത്. ബാറ്റ്‌സ്മാനായും നായകൻ റോളിലും ഏറെ തിളങ്ങിയ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തം പേരിൽ കുറിച്ച നേട്ടങ്ങൾ അപൂർവ്വമാണ്. ഇന്ത്യൻ ടീമിനെ മോശം അവസ്‌ഥയിൽ നിന്നും ലോകത്തെ ഒന്നാം നമ്പർ ടീമാക്കി മാറ്റിയ ധോണിയുടെ ക്യാപ്റ്റൻസി മികവും ഒപ്പം അദ്ദേഹം കരസ്ഥമാക്കിയ എല്ലാ പ്രധാന നേട്ടങ്ങളും ഹേറ്റേഴ്‌സിനെ പോലും പക്ഷേ ഞെട്ടിക്കും. ലോകക്രിക്കറ്റിൽ ഐസിസി ടി :20 ലോകകപ്പ്, ഐസിസി ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവ നേടിയ ഒരേ ഒരു നായകനും ധോണി മാത്രമാണ്.ടെസ്റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇന്ത്യൻ ടീം റാങ്കിങ്ങിൽ ഒന്നാമത് എത്തി ചരിത്രം സൃഷ്ടിച്ചതും ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റൻസി നാളുകളിലാണ്. ഏതൊരു എതിരാളികളും ധോണിയെന്ന നായകന്റെ അപൂർവമായ ചാണക്യതന്ത്രങ്ങളെ ഭയന്നപ്പോൾ ഇന്ത്യൻ ടീം വിജയത്തിന്റെ പടവുകൾ അതിവേഗം ചവിട്ടി കയറി. വിക്കറ്റ് കീപ്പർ ധോണിയെ ഭയക്കാത്ത ഒരു ബാറ്റ്‌സ്മാനും ഇന്ന് ലോക ക്രിക്കറ്റിൽ ഇല്ല. സ്റ്റമ്പിന് പിറകിൽ നിൽക്കുമ്പോൾ ക്രീസിൽ നിന്നും ഇറങ്ങുവാൻ ഒന്ന് മടിക്കും.ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും അധികം പുറത്താക്കലുകൾ വിക്കറ്റിന് പിന്നിൽ പൂർത്തിയാക്കിയ ധോണി ഏകദിന ക്രിക്കറ്റിൽ തന്നെ 321 ക്യാച്ചുകളും ഒപ്പം 123 സ്റ്റമ്പിഗ് കൂടി പൂർത്തിയാക്കി.ഇന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം ഇരകളെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ വിക്കറ്റ് കീപ്പർ ധോണി തന്നെ.ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ സ്കോർ ഏകദിന ക്രിക്കറ്റിൽ സ്വന്തമാക്കിയ ധോണി ആറാം നമ്പർ പൊസിഷനിൽ ഏറ്റവും അധികം റൺസ് അടിച്ചെടുത്ത താരവുമാണ്. അതേസമയം ഐസിസി ഏകദിന ക്രിക്കറ്റ്‌ റാങ്കിങ്ങിൽ വെറും 42 ഏകദിന മത്സരങ്ങൾ മാത്രം കളിച്ച് ഒന്നാം റാങ്കിൽ എത്തിയ ധോണി ഇന്നും ഏറ്റവും വേഗത്തിൽ ആ നേട്ടം സ്വന്തമാക്കിയ ഒരേ ഒരു ബാറ്റ്‌സ്മാനുമാണ്. ലോകകപ്പ് കിരീടം സിക്സ് പായിച്ച് നേടിയും ചരിത്രം തന്റെ പേരിൽ കുറിച്ചിട്ട മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്നും പല പ്രമുഖരായിട്ടുള്ള ബാറ്റ്‌സ്മാന്മാർക്കും ഈ റെക്കോർഡ് മറികടക്കുവാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ഇന്നും ഇത്തരം ധോണിയുടെ ഒരു നേട്ടം മറികടക്കാൻ മറ്റൊരു താരത്തിന് കഴിയും എന്ന് ക്രിക്കറ്റ്‌ ലോകവും വിശ്വസിക്കുന്നില്ല. BLURB: മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം.ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു. കാഴ്ചയുടെ വർണലോകത്തേക്ക് കിളിവാതിൽ തുറക്കുന്നതാണ് ആനിമേഷൻ മേഖല. മുൻകാലങ്ങളിൽ കുട്ടികളെ മാത്രം മുന്നിൽ കണ്ടായിരുന്നു കലാ സൃഷ്ടികളും അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നതെങ്കിൽ ഇന്ന് ആനിമേഷെൻറ പ്രവർത്തനവും പ്രയോഗവും മുതിർന്നവർ ഇടപെടുന്ന രംഗങ്ങളെയും കീഴ്പ്പെടുത്തിക്കഴിഞ്ഞു. പരസ്യ ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, വിഡിയോ ഗെയിമുകൾ, വെബ്സൈറ്റുകൾ, പഠന അനുബന്ധിയായ സീഡികൾ എന്നിവയുടെ നിർമാണ രംഗങ്ങളിൽ ‘ആനിമേഷെൻറ’ സാന്നിധ്യമുണ്ട്. സ്വാഭാവികമായും വർത്തമാനകാല സാഹചര്യത്തിൽ കൂടിയ വളർച്ചനിരക്ക് കാണിക്കുന്ന കരിയർ മേഖലയാണ് ആനിമേഷൻ. സിനിമയുടെ ശാസ്ത്ര നിയമംതന്നെയാണ് ആനിമേഷെൻറ സൃഷ്ടിയിലും ഉൾചേർന്നിട്ടുള്ളത്. വീക്ഷണ സ്ഥിരത (Persistance of vision) എന്ന പ്രതിഭാസം കാരണം ചലനത്തിെൻറ പ്രതീതി ഉണ്ടാക്കാൻ ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളുടെ വേഗത്തിലും തുടർച്ചയിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ആനിമേഷെൻറ പിതാവ് എന്ന് അറിയപ്പെടുന്ന വാൾട്ട് ഡിസ്നി രൂപംകൊടുത്തിട്ടുള്ള പ്രാഥമിക നിയമങ്ങളാണ് ഇന്നും ലോകത്തെവിടെയും ഉള്ള ആനിമേഷൻ പഠന സിലബസിലെ കേന്ദ്ര ആശയം. ട്രഡീഷനൽ 2ഡി ആനിമേഷൻ: ചലനത്തിെൻറ പ്രതീതി നിലനിർത്താൻ ഒാരോ ചലനത്തിനും തൊട്ടടുത്ത ചിത്രങ്ങൾ ക്രമത്തിൽ വരച്ച്, ഇൗ ചിത്രങ്ങളെ അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും സെൽഷീറ്റിലേക്ക് പകർത്തുകയും അനുഗുണമായ നിറങ്ങളും വർണങ്ങളും ഇൗ ചിത്ര സമുച്ചയത്തിന് നൽകുകയും ചെയ്യുന്നു. ശേഷം ഇൗ ചിത്രങ്ങളെ കാമറകളുടെ സഹായത്തോടെ പകർത്തുകയും അവയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന നിർമാണ രീതിയെയാണ് ട്രഡീഷനൽ 2ഡി ആനിമേഷൻ എന്നതു കൊണ്ട് അർഥമാക്കുന്നത്. എന്നാൽ, ആധുനിക സാേങ്കതിക വിദ്യയുടെ വരവോടെ ട്രഡീഷനൽ 2ഡി ആനിമേഷൻ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനെ നാം പരക്കെ വിളിക്കുന്നത് ‘ഡിജിറ്റൽ ആനിമേഷൻ’ എന്നാണ്. സാേങ്കതിക വിദ്യയുടെ സഹായത്തോടെ 2ഡി ആനിമേഷൻ കമ്പ്യൂട്ടറിെൻറയും സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ചെയ്യാനാരംഭിച്ചു. ഡിജിറ്റൽ ആനിമേഷനായി ആധുനിക കാലത്ത് പരക്കെ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ‘ഫ്ലാഷ്’, ‘ടൂൺബൂം’. കാലത്തിെൻറയും സാേങ്കതിക വിദ്യയുടെയും പുരോഗതിക്ക് തുല്യമായി ആനിമേഷൻ രംഗത്തും പുതിയ മാറ്റങ്ങളുണ്ടായി. അതിൽ മുൻനിരയിൽ നിൽക്കുന്നതാണ് 3ഡി ആനിമേഷൻ. കമ്പ്യൂട്ടറുകളുടെയും 3ഡി ആനിമേഷൻ സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ത്രിമാനതയുള്ള ആനിമേഷൻ ചിത്രങ്ങൾ നിർമിക്കാൻ ‘ഒാേട്ടാ ഡെസ്ക് മായ’, ‘3ഡിഎസ് മാക്സ്’ എന്നീ സോഫ്റ്റ്വെയറുകളാണ് 3ഡി ആനിമേഷന് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ. ആനിമേഷൻ അടിസ്ഥാനപരമായി കലയുടെയും സാേങ്കതിക വിദ്യയുടെയും സുന്ദരമായ മേളനമാണ്. സ്വാഭാവികമായും ആനിമേഷൻ പഠനം നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും ആ മേഖലയിൽ തിളങ്ങുന്നതിനും ചിത്രകലയിലും അഭിരുചി ഉണ്ടാകണം. നല്ല ഭാവനയും കൈമുതലായുണ്ടാകണം. ഒപ്പം ആധുനിക സാേങ്കതിക വിദ്യയുടെ പ്രത്യേകിച്ചും കമ്പ്യൂട്ടർ അനുബന്ധ സാേങ്കതിക പരിജ്ഞാനവും വേണം. അടിസ്ഥാനപരമായി ആനിമേഷൻ ഒരു കലാധിഷ്ഠിത പഠനമാണ്. സ്വാഭാവികമായും പഠിതാവിെൻറ കലാപരമായ, പ്രത്യേകിച്ചും ചിത്രകലാപരമായ അഭിരുചി ഒഴിവാക്കാൻ കഴിയാത്ത യോഗ്യതയാണ്. ആനിമേഷൻ പഠനത്തിന് താഴെ പറയുന്ന കോഴ്സുകൾ കേരളത്തിൽ ലഭ്യമാണ്. സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിേപ്ലാമ കോഴ്സുകൾ, പി.ജി ഡിപ്ലോമ കോഴ്സുകൾ, ബി.എ ഡിഗ്രി കോഴ്സുകൾ, ബി.എസ്സി ഡിഗ്രി കോഴ്സുകൾ. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നതിനാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ബ്രാഞ്ചിൽ പ്ലസ് ടു ആണ്. എന്നാൽ, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് വിഷയത്തിൽ ബിരുദം നേടിയിട്ടുണ്ടാകണം. സി-ഡിറ്റ് -തിരുവനന്തപുരം: പ്രധാനമായും പി.ജി ഡിപ്ലോമ കോഴ്സുകൾ. സെൻറ് ജോസഫ് കോളജ് ഒാഫ് കമ്യൂണിക്കേഷൻ, ചങ്ങനാശ്ശേരി: ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ഡി.സി സ്കൂൾ ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, വാഗമൺ, ഇടുക്കി: ബി.എ. വിഷ്വൽ ആർട്സ്, എം.ഇ.എസ് കോളജ്, മാറമ്പിള്ളി, ആലുവ: ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ശാന്തിഗിരി കോളജ് ഒാഫ് കമ്പ്യൂട്ടർ സയൻസസ്, വഴിത്തല, ഇടുക്കി: ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ മോഡൽ III, തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, കാസർകോട്: ബി.എസ്സി വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്: ഡിപ്ലോമ ഇൻ ആനിമേഷൻ ആൻഡ് ആനിമേഷൻ എഫക്ട്സ്, എൽദോ മാർ ബസോലിയോസ് കോളജ്, കോതമംഗലം: ബി.എ ആനിമേഷൻ ആൻഡ് കമ്പ്യൂട്ടർ ഗ്രാഫിക്സ്, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ ആനിമേഷൻ, കെൽട്രോൺ ആനിമേഷൻ കാമ്പസ് -തൃശൂർ: ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ഡിസൈൻ, അരിന ആനിമേഷൻ അക്കാദമി, തിരുവനന്തപുരം: ഷോർട്ട്ടേം കോഴ്സുകൾ, ഡിപ്ലോമ, ബി.എസ്സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ. സിനിമയിലും അനുബന്ധ രംഗങ്ങളിലും പരസ്യ ചിത്രങ്ങളുടെ നിർമാണത്തിലും വിദ്യാഭ്യാസ അനുബന്ധ സീഡികളുടെ നിർമാണങ്ങളിലും ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ ആനിമേഷൻ കമ്പനികളിലും സ്ഥാപനങ്ങളിലും ആനിമേഷൻ കോഴ്സ് പഠിച്ച് പ്രാവീണ്യം തെളിയിച്ചവർക്ക് തൊഴിൽ ലഭിക്കും. സ്വയംതൊഴിൽ കണ്ടെത്താനും അതിൽ മുന്നേറാനും ആനിമേഷൻ പഠനം സഹായിക്കും. കാഞ്ഞൂർ: സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് അന്തർസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ കോവിഡ് രണ്ടാംഘട്ട സംഘടിപ്പിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജിത്തു പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സരിത ബാബു, തോമസ് നെടുമായൻ, കോഓഡിനേറ്റർ ലൈസി വർഗീസ് തുടങ്ങിവർ പങ്കെടുത്തു. ഇരുനൂറ്റിയമ്പതിലേറെ പേർക്ക് വാക്സിൻ നൽകി. ചിത്രം കാഞ്ഞൂർ സൻെറ് ആൻറണീസ് പള്ളി അങ്കണത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ സൗജന്യ കോവിഡ് രണ്ടാംഘട്ട സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്യുന്നു ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു. കാട്ടിന്‍ എന്ന കാട്ടിലെ കൂട്ടകൊലയുടെ ശരിയായ പ്രതികള്‍ റഷ്യയായിരുന്നുവെന്ന സത്യം കാട്ടിന്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്നു.. ഇനി ഇംഗ്ലണ്ടിലെ ചരിത്രപണ്ഡിതനായ ഡേവിഡ്‌ ഇര്‍വിങ്‌ എന്ന വ്യക്തിയുടെ കണ്ടെത്തലുകള്‍ ഹിറ്റ്‌ലറെ മഹാനാക്കുന്നു. സത്യം എന്താണ്‌ കമ്യൂണിസ്റ്റ്‌ ഭീകരത നടമാടിയ കൂട്ടകൊലകളുടെ ചുരുളയിക്കുവാന്‍ഇപ്പോള്‍ ഇറാന്‍ പ്രസിഡെന്റ്‌ (അഹമദ്‌ നജാദ്) ശക്തമായ ഭാഷയില്‍ യുറോപ്പിന്റെ ചരിത്രപണ്ഡിതന്മാരെ വിമര്‍ശിക്കുന്നു. സത്യത്തില്‍ ജൂതന്മാരെ ഹിറ്റ്‌ലര്‍ കൂട്ടകൊല നടത്തിയില്ല എന്നാണ്‌ നജാദ്` ആവര്‍ത്തിച്ച് പറയുന്നത്‌. അപ്പോള്‍ പിന്നെയാര്‌ സംശയം ഒട്ടുമില്ലാതെ പറയാം ആ കാലഘട്ടത്തിലെ റഷ്യയുടെ ഭരണചക്രം കറക്കിയ ഏകാധിപതിയായ സ്റ്റാലിന്‍ എന്ന ഭീകരനായിരുന്നു ഈ ജൂത ഉത്മൂലനത്തിന്റെ പിന്നില്‍ സത്യങള്‍ വളച്ചൊടിക്കുവാന്‍ ഈ കമ്മ്യൂണിസ്റ്റ്‌ക്കാര്‍ എന്നും മിടുക്കരാണല്ലോ.. ഹീബ്രു ഭാഷ നിരോധിച്ചത്‌ ഹിറ്റ്‌ലറല്ല മറിച്ച്‌ സ്റ്റാലിനായിരുന്നു, എന്നത്‌ സ്റ്റാലിനെ ഒരു കൊലയാളിയുടെ സ്വഭാവത്തെ ആക്കം കൂട്ടുന്നു. ഹിറ്റ്‌ലറ്‍ ഒരുരാജ്യസ്നേഹിയായിരുന്നു. അന്നത്തെ അവസ്ഥയില്‍ ഒരു യോദ്ധാവിനെ സംബന്ധിച്ച്‌ തണ്റ്റെ രാജ്യത്തിണ്റ്റെ വിജയം ആയിരുനു ആത്യന്തിക ലക്ഷ്യം. ഹിറ്റ്‌ലറുടെ വിശ്വസ്ഥനായിരുന്ന ജോസഫ്‌ ഗീബത്സ്‌ ഒരു പക്ഷെ കമ്യൂണിസ്റ്റുകാരില്‍ നിന്നായിരിക്കും നുണ നൂറുതവണ ആവര്‍ത്തിച്ച്‌ സത്യമാക്കുക എന്ന തന്ത്രം പഠിച്ചത്‌. ഹിറ്റ്‌ലര്‍ നാസികളെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു. അങ്ങനെ പഠിപ്പിച്ചിട്ടുണ്ടോ. ജൂതരെ കൂട്ടക്കൊല ചെയ്തു എന്നാണോ ഉദ്ദേശിച്ചത്. കാട്ടില്‍ എന്ന സിനിമ പോളണ്ടിലെ കൂട്ടൊക്കൊലെക്കുറിച്ചാണു എന്നാണു എന്റെ അറിവ്. കാട്ടിന്‍ എന്ന സിനിമയ്ക്കു ഹിറ്റ്ലറുടെ ജൂതക്കൂട്ടക്കൊലയുമായി ബന്ധമില്ല എന്നാണു എന്റെ അറിവ്. പോളിഷ് സൈനീക ഓഫീസറുമാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചണു ആ പടം. അതു ജര്‍മ്മനി ആണു ചയ്തതു എന്നായിരുന്നു ഇത്ര നാളും പഠിപ്പിച്ചിരുന്നതു. അതിനു ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നു എനിക്കു തോന്നുന്നില്ല. "ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ ഹിറ്റ്‌ലര്‍ നാസികളെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പഠിപ്പിച്ചു ജൂതന്‍ എന്നല്ലേ?) "സത്യം" വസ്ത്രം മാറുമ്പോള്‍ നുണ്ണ ലോകം ചുറ്റിയിരിക്കും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമായി ചിത്രീകരിച്ച നമ്മുടെ സമൂഹം സത്യങള്‍ തുറന്നുകാട്ടുവാന്‍ എന്നും മടി കാണിച്ചവരാണ്‌ . സ്റ്റാലിന്‍ 20 മില്ല്യണ്‍ ജനങളെ കശാപ്പു നടത്തി എന്നത്‌ (കേരളത്തിലെയും ബംഗാളിലെയും ഒഴികെ മറ്റ്‌ എല്ലാവര്‍ക്കുമറിയാവുന്ന നഗ്നസത്യം ജൂതനെ കൂട്ടകൊല നടത്തിയത്‌ സ്റ്റാലിന്‍ എന്നതിന്റെ വ്യക്തമായ തെളിവ്‌ 1971 ലെ സ്റ്റലിന്‍ ഗ്രേഡില്‍ ഗോള്‍ഡാമേയര്‍ (ഇസ്രേയലിന്റെ ആദ്യ വനിത പ്രധാനമന്ത്രി) കൂട്ടകൊല നടത്തിയത്‌ സ്റ്റാലിന്‍ എന്നത്‌ വ്യക്തമായി പരാമര്‍ശിക്കുന്നു. വാസ്‌ല്ലിന്‍ സെമോന്‍സിവ്‌ച്ചിന്റെ Jews in Russia എന്ന പുസ്തകത്തില്‍ കാട്ടിന്‍ എന്ന വനത്തില്‍ നടന്ന കൂട്ടകൊല സ്റ്റാലിന്റെ പട്ടാളമാണെന്ന്‌ വ്യക്തമാക്കുന്നു. റോമന്‍ ബ്രാക്‌മാന്റെ "സ്റ്റീല്‍" എന്ന പുസ്തകത്തില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ "ക്രിസ്തുവിന്റെ വേണ്ടി" എന്ന പരാമര്‍ശത്തില്‍ സ്റ്റാലിന്‍ കൊന്നൊടുക്കിയ ജൂതന്റെ കണക്ക്‌ ഭീതിപ്പെടുത്തുന്നു. ഞാന്‍ കൂടുതല്‍ വര്‍ണ്ണിക്കുന്നില്ല കാരണം യുദ്ധത്തില്‍ ജയിക്കുന്നവന്‍ ചെയ്യുന്നതല്ലാം ശരിയായിമാറും പണ്ട്‌ "പാണ്ഡവര്‍ കര്‍ണ്ണനെ ചതിച്ചു കൊന്നപ്പോഴും അവരെയാണ്‌ നാം ധര്‍മ്മ പുത്രന്മാര്‍ എന്ന്‌ വിളിക്കുന്നത്‌ ഉക്രൈനികളെ കൊന്ന കണക്ക്‌ (3,500,000) സ്റ്റാലിന്‍, ഹിറ്റലര്‍ ആരായിരുന്നു കൊലയാളി ? ഷിജു അലക്സ്‌‌: കാട്ടില്‍ എന്ന സിനിമ പോളണ്ടിലെ കൂട്ടൊക്കൊലെക്കുറിച്ചാണു എന്നാണു എന്റെ അറിവ്. കാട്ടിന്‍ എന്ന സിനിമയ്ക്കു ഹിറ്റ്ലറുടെ ജൂതക്കൂട്ടക്കൊലയുമായി ബന്ധമില്ല എന്നാണു എന്റെ അറിവ്. പോളിഷ് സൈനീക ഓഫീസറുമാരെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ചണു ആ പടം. അതു ജര്‍മ്മനി ആണു ചയ്തതു എന്നായിരുന്നു ഇത്ര നാളും പഠിപ്പിച്ചിരുന്നതു. അതിനു ഹിറ്റ്ലറുടെ ജൂതകൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നു എനിക്കു തോന്നുന്നില്ല. സത്യം പക്ഷേ ഈ ക്രൂരത ഹിറ്റലറിന്റെ തലയില്‍ ചര്‍ത്തിയത്‌ ആരായിരുന്നു? Mr പ്രവീണ്‍ അഹമദ് നജാദിന്റെ തീരുമാനം വെറും ഇസ്രേയലിനോടുള്ള വാശിയാണ്‌ അതില്‍ കഴമ്പില്ല . Mr Richard ജൂതനെ കൂട്ടകൊല നടത്തിയത്‌ സ്റ്റാലിന്‍ എന്നതിന്റെ വ്യക്തമായ തെളിവ്‌ അനോലുസ്റ്റിഗര്‍ ഒരു വലുതുപക്ഷ തീവ്രനിലപാടുള്ള വ്യക്തിയാണ്‌ അപ്പോള്‍ ആ പറഞ്ഞത്‌ വിശ്വാസമില്ല പ്രവീണിന്റെ എല്ലാം പോസ്റ്റില്‍ എപ്പോഴും നിങളാണ്‌ താരം കൊള്ളം Keep it up പ്രവീണിന്റെ വലംകൈയാവതെ സ്വന്തമായി പോസ്റ്റ്‌ എഴുതികൂടെ ) കാട്ടിന്‍ എന്ന സിനിമ കാട്ടില്‍ കൂട്ടക്കൊലയെക്കുറിച്ചാണ്‌: ഡേവിഡ് ഇര്വിങ്ങ് ചരിത്രമെന്ന പേരില്‍ അസത്യമെഴുതുന്നതിനും ഹോളോകാസ്റ്റില്‍ മരിച്ച ജൂതരെ അപമാനിച്ചതിനു ഓസ്റ്റ്രിയന്‍ ഗവണ്മെന്റ് രണ്ടുവര്‍ഷം മുന്നേ തടവുശിക്ഷ കൊടുത്തയാളുമാണ്‌ ജൂതരിലെ തൊണ്ണൂറു ശതമാനത്തെയും ഹിറ്റ്ലര്‍ കൊലപ്പെടുത്തിയ ചരിത്രമുള്ള രാജ്യമാണ്‌ ഓസ്റ്റ്റിയ) അഹമ്മദിനെജാദ് "ജൂതന്മാരില്ലാത്ത ലോകം എന്ന ഇസ്രയേലിനെതിരായ കണ്വെന്‍ഷനിലാണ്‌ "ഇസ്രയേല്‍ ലോകത്തിനു നിന്നും തുടച്ചു നീക്കപ്പെടാതെ ഇരിക്കാന്‍ പാശ്ചാത്യ ലോകം മതെത്തെയും പ്രവാചകരെയും പോലും അപമാനിക്കുന്നവരുടെ മുഖം രക്ഷിക്കാന്‍ ഹോളോകാസ്റ്റ് എന്നൊരു കള്ളം സൃഷ്ടിച്ചത്" എന്നു പറഞ്ഞത്. ഇസ്രയേലിന്റെ വൈരികളായ ചൈന പോലെയുള്ള രാജ്യങ്ങളടക്കം മിക്കവരും ഇതില്‍ പ്രതിഷേധിച്ചിരുന്നു. സ്റ്റാലിനു പൊതുവിലുള്ള പ്രശ്നങ്ങളല്ലാതെ ജൂതരോട് പ്രത്യേകിച്ച് ഒരു വിരോധവുമില്ലായിരുന്നു. സ്റ്റാലിന്റെ ഭാര്യമാരും ജൂതസ്ത്രീകളായിരുന്നു. ജൂതരെ മാത്രമല്ല, പോളിഷ് ഗോത്രവര്‍ഗ്ഗക്കാരും റോമക്കാരും ഘെട്ടോകളും അംഗവൈകല്യമുള്ള സകല മതക്കാരും യഹോവസാക്ഷികളും നാടോടികളുമൊക്കെ ഹോളോകാസ്റ്റില്‍ തുലഞ്ഞവരില്‍ പെടുന്നു. ആ റോമാക്കാര്‍ പ്രയോഗം കണ്‍ഫ്യൂഷനായേക്കും റോം ‌‌-റോമ എന്ന സ്റ്റാന്‍ഡാഡ് യൂറോപ്യന്‍ എത്ത്നിക് എക്സ്പ്രഷന്‍ ജിപ്സികള്‍ എന്ന് പരിഭാഷപ്പെടുത്തുന്നതാണ് നല്ലത് പ്രവീണ്‍ താങളുടെ ചരിത്രവിശകലനം അഭിനന്ദനമര്‍ഹിക്കുന്നു ഇനിയുമെഴുതുക കുഴിച്ചുമൂടിയ ചരിത്രങള്‍ വെളിച്ചം കാണട്ടെ നന്ദി ഒന്നല്ല ഒരായിരം ഗുജറാത്തില്‍ നടന്ന കൊലപാതകങ്ങളെ ന്യായീകരിക്കുവാന്‍ സ്വസ്തിക് (തലതിരിച്ച) ചിഹ്നം സ്വന്തമാക്കിയ ഹിറ്റ്ലറെ വെള്ള പൂശി ഒരേ നുകത്തില്‍ കെട്ടുന്നത് കാണാന്‍ നല്ല ചേല് എന്ത് കൊണ്ട് കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ, രണ്ട് പാര്‍ട്ടികളുക്കും ശക്തി ക്ഷയിച്ചിട്ടും, മറ്റൊരു “ശക്തി” ഇന്ത്യയില്‍, കേരളത്തിലെങ്കിലും, ഉയര്‍ന്ന് വരാത്തതും, എന്നാല്‍ തീവ്ര പക്ഷത്തിന്റെ ഭയാനകമായ വളര്‍ച്ചയ്ക്കും കാരണം എന്ന് ആദ്യം ഉറക്കേ ചിന്തിക്കുക നന്നായി എഴുതി പ്രവീന്‍ അഭിനന്ദനങ്ങള്‍! കമ്മ്യൂ ണിസ്റ്റുകളുടെ കപട മുഖം തുറന്നു കാട്ടിയതിന് ഹിറ്റലറെന്ന നസ്രാണിയെ വെള്ള പൂശുന്നതിന് നജാദെന്ന ഇസ്ലാമിസ്റ്റിനെ കൂട്ട് പിടിക്കുന്ന മണ്ടത്തരം കമ്യൂണിസത്തിനെതിരെയുള്ള ക്രൈസ്തവ ഗൂഢാലോചനയില് നജാദും ഇതര മുസ്ലിംകളും ഗൂഢാലോചകരുടെ ലക്ഷ്യമറിയാതെ പിന്തുണച്ച പില്ക്കാല ചരിത്രം സാക്ഷി AD 64 ല് st,പൌലോസ് റോമാനഗരം ചുട്ടെരിച്ച് കൊണ്ട് തുടങ്ങിയ ആക്രമണവും നൂറ്റാണ്ടുകളോളം ഇസ്രായേലിലെ ജൂതരെ വേട്ടയാടിയതും ക്രൈസ്തവത്ക്കരണത്തിന് മറ്റുള്ളവരെല്ലാം നശിക്കേണ്ടതാണെന്ന സിദ്ധാന്തവും ആരും ചര്ച്ച ചെയ്യുന്നില്ല കുട്ടിക്കാലം തൊട്ട് ജൂത വിരോധം തലയില് കേറിയ ഹിറ്റലറ് അവരെ ഉന്മൂലനം ചെയ്യുന്നതിന് ഇതര ജര്മ്മന്കാരെയെല്ലാം കൂടെ കൂട്ടുന്നതിന് ആര്യ ദേശീയവാദത്തേയും ഉദ്വീപവിപ്പിച്ചു ക്രിസ്റ്റ്യാനിറ്റിയുടെ ശല്യം സഹിക്കാനാവാതെ അതിനെ തകര്ക്കുന്നതിന് വേണ്ടി കാറല്മാക്സിലൂടെ ജൂതരാല് രൂപം കൊണ്ട മാര്ക്സിസത്തേയും തകര്ക്കണമെന്ന ക്രൈസ്തവ അജണ്ടയും ഹിറ്റ്ലറുടെ തലയില് പൌരോഹിത്യം കേറ്റി വെച്ചിട്ടുണ്ടായിരുന്നു ഇതിന്റെ ഫലമായാണ് ജൂത വേട്ടയോടൊപ്പം കമ്യൂണിസ്റ്റ് വേട്ടയും ഹിറ്റലറ് നടത്തിയത് നൂറ്റാണ്ടുകളായി പ്രചരിപ്പിച്ച ജൂത വിരോധത്തിന്റെയും കുരിശ് യുദ്ധങ്ങളുടേയും അനന്തര ഫലം ആയിരുന്നു ഹിറ്റലറുടെ സാഹസങ്ങളത്രയും എല്ലായ്പ്പോഴും ഒരു വിഭാഗം പൌരോഹിത്യത്തിന്റെ പിന്തുണയും ഹിറ്റലര്ക്കുണ്ടായിരുന്നു എന്നതാണ് സത്യം ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ കൌരവരുടെ കൃതികള്‍! അസുര വ്യൂഹം ! കഴിഞ്ഞ ആഴ്ചയിലെ മലയാളനാള്‍വഴികളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകള് വാരവിചാരം ഭൂ‍ലോകം പോയ വാരം ലക്കം 11 ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌, ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പ കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും ഇടതുസ മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം "കലാപം എന്നാല്‍ മതത്തിന്റെ സൃഷ്ടി എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപ കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമ എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ തൊമ്മനും മക്കളും സിനിമയിൽ നിന്ന് പൃഥ്വിരാജിനെ മാറ്റി മമ്മൂക്കയെ നായകനാക്കി. വെളിപ്പെടുത്തലുമായി ബെന്നി പി നായരമ്പലം Heal Of News തൊമ്മനും മക്കളും സിനിമയിൽ നിന്ന് പൃഥ്വിരാജിനെ മാറ്റി മമ്മൂക്കയെ നായകനാക്കി. വെളിപ്പെടുത്തലുമായി ബെന്നി പി നായരമ്പലം. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം അതിന്റെ ഏറ്റവും പുതിയ തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജിയും ജയസൂര്യയും കേന്ദ്രകഥാപാത്രമാക്കി ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ തൊമ്മനും മക്കളും എന്ന സിനിമയിൽ പൃഥ്വിരാജിനെയും ജയസൂര്യയും മാറ്റി മമ്മൂട്ടിയും ലാലും കേന്ദ്ര കഥാപാത്രങ്ങളായി വന്നതിന് പിന്നിലുള്ള രഹസ്യമാണ് ബെന്നി പി നായരമ്പലം തുറന്നു പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിൽ സൂപ്പർ ഹിറ്റായി മാറി സിനിമയായിരുന്നു തൊമ്മനും മക്കളും ഇതിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് ആദ്യം കണ്ടെത്തിയത് പൃഥ്വിരാജിനെ ആയിരുന്നു. ഒരു അച്ഛന്റെയും രണ്ടു മക്കളുടെയും കഥ പറഞ്ഞ സിനിമയുടെ കഥ ആദ്യമായി പറഞ്ഞത് നടൻ ലാലിനോട് ആയിരുന്നു. ആദ്യം എഴുതിയപ്പോൾ അതൊരു പ്രണയ കഥയായിരുന്നു പൃഥ്വിരാജ് നീയും ജയസൂര്യയും ആണ് മക്കളായി കണ്ടത്. അച്ഛന്റെ സ്ഥാനം നൽകിയത് ലാലിനെ ആയിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ഇരുന്നപ്പോൾ പൃഥ്വിരാജിനെ അതേ സമയം മറ്റൊരു തമിഴ് പടത്തിൽ അഭിനയിക്കേണ്ടി വന്നു നേരത്തെ തീരുമാനിച്ചതിനാൽ ആ ചിത്രത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിച്ചില്ല ഇക്കാര്യം അറിഞ്ഞപ്പോൾ ലാലാണ് മമ്മൂക്കയോട് കഥ പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് ബെന്നി പി നായരമ്പലതിനോട് ചോദിച്ചത്. മമ്മൂക്ക സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽ വച്ചായിരുന്നു സിനിമയുടെ കഥ പറഞ്ഞത് അപ്പോൾ തന്നെ മമ്മൂക്ക ഓകെ പറയുമായിരുന്നു. മമ്മൂക്കയ്ക്കു ഈ വേഷം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ പിന്നെ നമുക്കു ചെയ്യാമല്ലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. മമ്മൂട്ടിയും ലാലും മക്കളായി അഭിനയിച്ച അപ്പോൾ അച്ഛൻ സോമൻ ആയി രാജൻ പി ദേവ് അഭിനയിച്ച ത 2005 പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! റംബുട്ടാൻ പഴം എല്ലാവർക്കും ഒരു പോലെ ഇഷ്ട്ടമുള്ള ഫലമാണ്. ഇതിന്റെ തൈകൾ വാങ്ങി വീടുകളിൽ നട്ടുവളർത്തുമ്പോൾ മിക്കവരും പറയുന്ന ഒരു പരാതിയാണ് റമ്പുട്ടാൻ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നില്ല എന്നത്. ബഡ്ഡ്ചെയ്തുണ്ടാക്കുന്ന ഉയർന്ന ഗുണമേന്മയുളള തൈകളാണ് റമ്പുട്ടാൻ അനുയോജ്യം. സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത സസ്യമാണിത് റമ്പൂട്ടാൻ. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 – 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. നിങ്ങളുടെ റമ്പുട്ടാൻ കായ്ക്കണോ റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. റെനൗൾട്ട് കെ ഡ്ബ്ല്യു ഐ ഡി ബെന്റ്ലി ബെന്റായ്`ക 2015-2021റെനൗൾട്ട് കെ ഡ്ബ്ല്;യു ഐ ഡി യുടെ വീഡിയോകൾ: വിദഗ്ഢരുടെ അവലോകനങ്ങൾ, ടെസ്റ്റ് ദ്രൈവുകൾ, താരതമ്യങ്ങൾ എബ്രായബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും ഒരു ഗ്രന്ഥമാണ് സഭാപ്രസംഗകൻ. എബ്രായ ബൈബിളിലെ ജ്ഞാനസാഹിത്യജനുസ്സിൽ പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണിത്. എബ്രായഭാഷയിൽ ഇതിന് 'കൊഹെലെത്ത്' എന്നാണു പേര് സഭാപ്രസംഗകൻ' എന്ന പേര്, പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതിനുള്ള 'എക്ക്ലീസിയാസ്റ്റീസ് èkklesiastés) എന്ന പേരിനെ ആശ്രയിച്ച് സ്വീകരിച്ചതാണ്. റോമൻ കത്തോലിക്ക സഭയും ഓർത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ: യെരമ്യാവിന്റെ കത്ത് (കത്തോലിക്ക ബൈബിളിൽ ബാറുക്കിന്റെ പുസ്തകത്തിലെ അദ്ധ്യായം 6) ഗ്രീക്ക് സ്ലാവോണിക് ഓർത്തഡോക്സ് സഭകൾ മാത്രം അംഗീകരിക്കുന്നവ: ജോർജ്ജിയൻ ഓർത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ: എത്യോപ്യൻ ഓർത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ: ബാറുക്കിന്റെ കത്ത് (ചിലപ്പോൾ 2 ബാറുക്കിന്റെ ഭാഗം) സ്വന്തം അനുഭവങ്ങളെ മാനദണ്ഡമാക്കി, മനുഷ്യജീവിതത്തിൽ അർത്ഥവും ലക്ഷ്യവും കണ്ടെത്താൻ ശ്രമിക്കുന്ന ഒരാളുടെ ചിന്തകളാണ് ഇതിന്റെ ഉള്ളടക്കം. ആ ചിന്ത അയാളെ എത്തിക്കുന്നത്, സൂര്യനു കീഴിൽ എല്ലാം വ്യർത്ഥതയും അന്തമില്ലാത്ത ആവർത്തനവുമാണ് എന്ന നിഷേധാത്മക ദർശനത്തിലാണ്.[1] നീതിവാക്യങ്ങളും, സാമാന്യനിയമങ്ങളും ചേർന്ന ലഘുഖണ്ഡികകളിൽ ജീവിതത്തിന്റെ അർത്ഥത്തേയും സാധ്യമായതിൽ ഏറ്റവും അഭികാമ്യമായ ജീവിതത്തേയും കുറിച്ച് കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന ഈ രചനയിലെ നിരീക്ഷണങ്ങളേറെയും വ്യക്തിപരമെന്നോ ആത്മകഥാപരമെന്നോ വിശേഷിപ്പിക്കാവുന്നവയാണ്. ബുദ്ധിമാന്റേയും മൂഢന്റേയും ജീവിതം ഒരു പോലെ മരണത്തിൽ കലശിക്കുമെന്നതിനാൽ, മനുഷ്യന്റെ പ്രവർത്തികൾ മൗലികമായും വ്യർത്ഥവും, നിഷ്ഫലവും, അസ്ഥായിയും ആണെന്നു ഗ്രന്ഥകർത്താവ് ആവർത്തിച്ചു പ്രഖ്യാപിക്കുന്നു. ജ്ഞാനം സാർത്ഥകമായ ഐഹികജീവിതത്തിന് ഉപകരിച്ചേക്കാമെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ജീവിതത്തിന് ശാശ്വതമായ അർത്ഥം നൽകുന്നതിൽ അതും ഉപകരിക്കുന്നില്ലെന്ന് അദ്ദേഹം കണ്ടു. അതിനാൽ, ഭക്ഷണപാനീയങ്ങളിലും ജോലിയിലും മറ്റും നിന്ന് ലഭിക്കുന്ന സാധാരണ സന്തോഷങ്ങൾ ആസ്വദിച്ച് ജീവിക്കുക മാത്രമാണ് മനുഷ്യനു സാധിക്കുന്നത് എന്ന സന്ദേശമാണ് വായനക്കാരനു കിട്ടുന്നത്. അയാഥാസ്ഥിതികമായ വീക്ഷണഗതി ഉൾക്കൊള്ളുന്ന സഭാപ്രസംഗകൻ, ബൈബിൾ സംഹിതയുടെ ഭാഗമാകാൻ എങ്ങനെ ഇടവന്നുവെന്നു വ്യക്തമല്ല. ഈ കൃതിയുടെ 'കാനോനികത' ഏറെക്കാലം വിവാദവിഷയമായിരുന്നു. ക്രിസ്തുവർഷാരംഭകാലത്തെ യഹൂദമനീഷിമാരായ ഹില്ലലിന്റേയും ഷാമായിയുടേയും അനുയായികൾ ഇക്കാര്യത്തിൽ പരസ്പരവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചു.[2] ഈ തർക്കങ്ങൾക്കൊടുവിൽ അത് കാനോനിക ബൈബിൾസംഹിതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടുവെന്നത്, അശുഭാപ്തി-സന്ദേഹാദികളായ നിഷേധചിന്തകളെപ്പോലും ഉൾക്കൊള്ളുവാനുള്ള വലിമ ബൈബിളിന്റെ വിശ്വാസപാരമ്പര്യത്തിനുണ്ടായിരുന്നതു കൊണ്ടാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് 1] അതേസമയം, ജീവിതത്തിന്റെ ശാശ്വതമായ അർത്ഥത്തെ നിരാകരിക്കുന്ന ദർശനമല്ല ഈ രചനയിലുള്ളത് എന്നും വാദമുണ്ട്. സൂര്യനു താഴെ എല്ലാം വ്യർത്ഥതയാണെന്ന പ്രസ്താവനയ്ക്ക്, സൂര്യനുമുകളിലുള്ള കാര്യങ്ങളാണ് ശാശ്വതമായുള്ളതെന്നാണ് അർത്ഥമെന്നും അതിനാൽ ഭൗതികജീവിതത്തിനപ്പുറമുള്ള ശാശ്വതജീവിതത്തിൽ അന്തിമമായ ആശയർപ്പിക്കണം എന്ന സന്ദേശമാണ് സഭാപ്രസംഗി നൽകുന്നതെന്നും യഹൂദരുടെ താൽമുദ് വാദിക്കുന്നു. ഈ വ്യാഖ്യാനത്തെ സാധൂകരിക്കാനായി കൃതിയിലെ ഈ അവസാനവാക്യം എടുത്തുകാട്ടുക പതിവാണ് എല്ലാം കേട്ടു കഴിഞ്ഞ്, തീരുമാനം ഇതാണ്. ദൈവത്തെ ഭയപ്പെടുക, അവന്റെ കല്പനകൾ അനുസരിക്കുക; ഓരോരുത്തർക്കും ആകെയുള്ള ചുമതല അതാണ് 3]. ഗ്രന്ഥത്തിൽ വക്താവായി പ്രത്യക്ഷപ്പെടുന്ന 'സഭാപ്രസംഗകൻ കൊഹെലെത്ത്) സ്വയം പരിചയപ്പെടുത്തുന്നത് യെരുശലേമിലെ രാജാവും ദാവീദിന്റെ പുത്രനും ആയാണ്. ഈ കൃതിയുടെ കർത്താവ് ദാവീദുരാജാവിന്റെ പുത്രനും ഇസ്രായേലിലെ മൂന്നാമത്തെ രാജാവുമായിരുന്ന സോളമനാണെന്ന പാരമ്പര്യത്തിന്റെ പിറവിക്ക് ഇതു കാരണമായി. ബൈബിളിന്റെ സുറിയാനി പരിഭാഷയായ പ്ശീത്താ, അരമായ മൊഴിയിലുള്ള യഹൂദഭാഷ്യമായ താർഗും, യഹൂദരുടെ താൽമൂദ് എന്നിവ പിന്തുടർന്ന ഈ പാരമ്പര്യം താരതമ്യേന അടുത്തകാലം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല.[2] എന്നാൽ സോളമന് അര സഹസ്രാബ്ദത്തിനു ശേഷം, ക്രി.മു. മൂന്നാം ശതകത്തിനടുത്ത് എഴുതപ്പെട്ടതാണിത് എന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.[4] ഭാഷാ ശാസ്ത്രജ്ഞരുടെ വര്‍ഗീകരണമനുസരിച്ച് ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെ ഉപശാഖയായ ഇന്‍ഡോ ഇറാനിയന്‍ വര്‍ഗത്തിലാണ് പേര്‍ഷ്യന്‍ ഭാഷ ഉള്‍പ്പെടുന്നത്. അറബി കഴിഞ്ഞാല്‍ ഇസ്‌ലാമിക ലോകത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ഭാഷ കാണില്ല. 2017 ലെ കണക്കനുസരിച്ച് 295 മില്യന്‍ ജനങ്ങള്‍ അറബി ഭാഷ സംസാരിക്കുമ്പോള്‍ 110 മില്യന്‍ ജനങ്ങള്‍ പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ 50% പദങ്ങളും അറബിയില്‍ നിന്ന് കടമെടുത്തതാണെങ്കില്‍ 5000ത്തോളം പദങ്ങള്‍ പേര്‍ഷ്യനില്‍ നിന്ന് അറബിയിലേക്ക് വന്നിട്ടുണ്ട്. ബനഫ്‌സജ്, ബര്‍നാമജ്, നമൂദജ്, മിഹറജാന്‍, സാദജ്, സര്‍ദാബ് തുടങ്ങിയ പദങ്ങള്‍ ഉദാഹരണം. പേര്‍ഷ്യനും അറബിയും സമ്മിശ്രമായി ചേര്‍ത്തു വച്ച് ഗ്രന്ഥ രചന നടത്തിയ നിരവധി ഉലമാക്കളും ദാര്‍ശനികരും ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. ഹി. 8ാം നൂറ്റാണ്ടില്‍ ജീവിച്ച ഹാഫിസ് ശീറാസി തന്റെ ദീവാന്‍ തുടങ്ങുന്നത് ഇങ്ങനെയാണ്: അലാ യാ അയ്യുഹസ്സാഖീ അദിര്‍ കഅ്‌സന്‍ വ നാവില്‍ഹാ കെ ഇശ്ഖ് ആസാന്‍ നുമൂദ് അവ്വല്‍ വ ലേ ഉഫ്താദ് മുശ്കില്‍ഹാ ഇതില്‍ ആദ്യ വരി അറബിയും രണ്ടാം വരി പേര്‍ഷ്യനുമാണ്. ഹി. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ശൈഖ് ഇസ്മാഈല്‍ ഹഖി(റ) അറബിയും പേര്‍ഷ്യനും സമ്മേളിപ്പിച്ചു കൊണ്ടാണ് തന്റെ റൂഹുല്‍ ബയാന്‍ എന്ന തഫ്‌സീര്‍ എഴുതിയത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ അനന്ത പ്രപഞ്ചങ്ങളായ നിരവധി മഹദ് ഗ്രന്ഥങ്ങള്‍ ഈ ഭാഷയുടെ മാറ്റു കൂട്ടുന്നു. ഗദ്യങ്ങളും പദ്യങ്ങളുമായി അവ പരന്നു കിടക്കുന്നു. ഗദ്യങ്ങള്‍ തന്നെ മല്‍ഫൂസാത്ത്, മക്തൂബാത്ത്, സ്വതന്ത്ര ഗ്രന്ഥങ്ങള്‍ എന്നിങ്ങനെയും പദ്യങ്ങള്‍, മസ്‌നവികള്‍, റുബാഇയ്യാത്ത്, ഗസല്‍, ഖസ്വാഇദ് എന്നിങ്ങനെയും വിവിധ ശാഖകളുണ്ട്. ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യ ഗണങ്ങള്‍ക്ക് വാമൊഴിയായി കൊടുക്കുന്ന ഉപദേശങ്ങള്‍ പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെടുന്നതാണ് മല്‍ഫൂസാത്ത്. വ്യത്യസ്ത ആത്മീയ സരണികളിലെ ഗുരുക്കന്മാരിലൂടെ നിരവധി മല്‍ഫൂസാത്ത് പേര്‍ഷ്യന്‍ ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. വിശിഷ്യ, ഇന്ത്യയില്‍ ചിശ്ത്തിയ്യ ത്വരീഖത്തിന്റെ മശാഇഖുമാരുടെ മല്‍ഫൂസാത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഖാജാ ഉഥ്മാന്‍ ഹാര്‍വനി (റ)യുടെ മല്‍ഫൂസാത്തായ അനീസുല്‍ അര്‍വാഹ്, ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) യുടെ മല്‍ഫൂസാത്തായ ദലീലുല്‍ ആരിഫീന്‍, ഖാജാ ഖുഥ്ബുദ്ദീന്‍ ബഖ്ത്തിയാര്‍ കാകി (റ)യുടെ ഫവാഇദുസ്സാലികീന്‍, ബാബാ ഫരീദുദ്ദീന്‍ ഗഞ്ചെ ശകര്‍ (റ)ന്റെ റാഹത്തുല്‍ ഖുലൂബ്, ഗഞ്ചെ ശകറിന്റെ തന്നെ അസ്‌റാറുല്‍ ഔലിയാ, ഹ. നിസാമുദ്ദീന്‍ ഔലിയാ (റ)യുടെ ഫവാഇദുല്‍ ഫുആദ്, മഹാനരുടെ തന്നെ റാഹത്തുല്‍ മുഹിബ്ബീന്‍, നസ്വീറുദ്ദീന്‍ ചറാഗെ ദഹ്‌ലി (റ)യുടെ മിഫ്ത്താഹുല്‍ ആശിഖീന്‍ തുടങ്ങിയവയാണ് അവയില്‍ പ്രധാനപ്പെട്ടവ. വാമൊഴി പോലെത്തന്നെ ഇസ്‌ലാമിക ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ രചനകളാണ് മക്തൂബാത്ത് അഥവാ വര മൊഴികള്‍. ഹി. 772 ല്‍ വഫാത്തായ ശൈഖ് ശറഫുദ്ദീന്‍ യഹ്‌യാ മനേരിയുടെ മക്തൂബാത്തെ സ്വദി ഈ ഇനത്തില്‍ എടുത്തു പറയേണ്ട ഗ്രന്ഥമാണ്. സ്വന്തം ശിഷ്യനായ ഖാദീ ശംസുദ്ദീന്‍ എന്നവര്‍ക്ക് അയച്ച 100 കത്തുകളാണ് ഉള്ളടക്കം. The Hundred Letters എന്ന പേരില്‍ ഇത് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ ജീവിച്ച് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന ഈ മഹാനായ സ്വൂഫി വര്യന്‍ മക്തൂബാത്തിനു പുറമെ ഫവാഇദെ റുക്‌നി, ഇര്‍ശാദുത്ത്വാലിബീന്‍, ഇര്‍ശാദുസ്സാലികീന്‍, മഅ്ദിനുല്‍ മആനി, ലഥാഇഫുല്‍ മആനി, മുഖ്ഖുല്‍ മആനി, ഖിവാനെ പുര്‍ നിഅ്മത്ത്, തുഹ്ഫയെ ഗൈബി, സാദുസ്സഫര്‍, അഖാഇദെ ശറഫി, ശര്‍ഹു ആദാബില്‍ മുരീദീന്‍ തുടങ്ങി ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ച മക്തൂബാത്താണ് ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദെ അല്‍ഫെ സാനിയുടെ മക്തൂബാത്തെ ഇമാമെ റബ്ബാനി. ഇസ്‌ലാമിക വിശ്വാസ ലോകത്ത് ഒരു സഹസ്രാബ്ദത്തെ മൊത്തം ഗ്രസിക്കുമായിരുന്ന ഫിത്ത്‌നകളെ ഇല്ലായ്മ ചെയ്തു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സര്‍ഹിന്ദി (റ)യുടെ പുത്രനായ ഖാജാ മുഹമ്മദ് മഅ്‌സ്വൂം (റ)ന്റെ മക്തൂബാത്തെ മഅ്‌സ്വൂമിയ്യ, ബന്ദ നവാസ് എന്ന പേരില്‍ പ്രസിദ്ധനായ ഖാജാ മുഹമ്മദ് ഹുസൈനി ഗേസൂ ദറാസ് (റ) ന്റെ മക്തൂബാത്ത് തുടങ്ങിയവ ഈ ഇനത്തില്‍ അറിയപ്പെട്ടവയാണ്. ഹി. അഞ്ചാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കശ്ഫുല്‍ മഹ്ജൂബ് തസ്വവ്വുഫില്‍ വിരചിതമായ ആദ്യ കാല ഗ്രന്ഥങ്ങളില്‍ പ്രധാനമാണ്. ലാഹോറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന, ദാതാ ഗഞ്ച് ബഖ്ശ് എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് അലിയ്യുല്‍ ഹുജ്‌വീരിയാണ് രചയിതാവ്. ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തി (റ) തന്റെ യാത്രകള്‍ക്കിടയില്‍ ലാഹോറിലെത്തിയപ്പോള്‍ ദാതാ ഗഞ്ച് ബഖ്ശിന്റെ മഖ്ബറ സന്ദര്‍ശിച്ചുവെന്നും ഒരാഴ്ചയോളം അവിടെ താമസിച്ചുവെന്നും ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. ഹുജ്‌വീരിയെ കുറിച്ച് ചിശ്ത്തി (റ) ഇങ്ങനെ ഒരു കവിത പാടുകയും ചെയ്തു: ഗഞ്ജ് ബഖ്ശ് ഫൈസെ ആലം മസ്ഹറെ നൂറെ ഹുദാ നാഖിസാന്‍ റാ പീറെ കാമില്‍ കാമിലാന്‍ റാ റാഹ് നുമാ ഇമാം ഗസാലി (റ)യുടെ കീമിയായെ സആദത്തും പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട വിലപ്പെട്ട ഗ്രന്ഥമാണ്. തസ്വവ്വുഫിനെ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ കൊണ്ടു വരാം എന്ന് ഉദാഹരണങ്ങളിലൂടെ ഇമാം സ്ഥാപിക്കുന്നു. തസവ്വുഫിനു പുറമെ മറ്റു പല വിഷയങ്ങളിലും ഇന്ത്യക്കാരും അല്ലാത്തവരുമായ പണ്ഡിതര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹിജ്‌റ 10, 11 നൂറ്റാണ്ടുകളില്‍ ജീവിച്ച ശാഹ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവി ഇവരില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ നൂറു കണക്കിനു ഗ്രന്ഥങ്ങളില്‍ മിക്കവയും പേര്‍ഷ്യന്‍ ഭാഷയിലാണ്. മിശ്കാത്തുല്‍ മസ്വാബീഹിന് നാലു വാല്യങ്ങളിലായി രചിച്ച അശിഅ്അത്തുല്ലമആത്ത് ഹദീസ് പ്രേമികള്‍ക്ക് ഉപകാര പ്രദമായ വ്യാഖ്യാനമാണ്. പ്രവാചക ചരിത്രത്തില്‍ രണ്ട് വാല്യങ്ങളിലായി രചിച്ച ഏകദേശം 1200 പേജുകള്‍ വരുന്ന ‘മദാരിജുന്നുബുവ്വ’ പേര്‍ഷ്യന്‍ ഭാഷാ സാഹിത്യത്തില്‍ തന്നെ വേറിട്ട ശൈലി സ്വീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. പല വിഷയങ്ങളിലും വേറിട്ട അഭിപ്രായങ്ങളും വച്ച് പുലര്‍ത്തുന്നു. ഗ്രന്ഥം മൊത്തം അഞ്ച് ഭാഗങ്ങളാണ്; മഹത്വവും സ്വഭാവ സവിശേഷതകളും, കുടുംബം, ജനനം, ഹിജ്‌റ ഒന്ന് മുതല്‍ വഫാത്ത് വരെയുള്ള സംഭവ വികാസങ്ങള്‍, വഫാത്തും അനുബന്ധ കാര്യങ്ങളും, ഭാര്യമാരും സന്താനങ്ങളും എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. പ്രവാചക തിരുമേനി (സ്വ)യെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ വ്യാപിക്കുകയും പലരും ആ മഹാ വ്യക്തിത്വത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഒരു ഗ്രന്ഥ രചനയ്ക്ക് മുതിര്‍ന്നത് എന്ന് ആമുഖത്തില്‍ പറയുന്നു. ഹി. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി (റ)യുടെ ദശക്കണക്കിനു ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലാണ് രചിക്കപ്പെട്ടത്. ഇസ്‌ലാമിക രാഷ്ട്ര വ്യവസ്ഥ കൃത്യമായി അപഗ്രഥിക്കുകയും ഖിലാഫത്തിനെ ഖുര്‍ആനും ഹദീസും വച്ച് സ്ഥാപിക്കുകയും ചെയ്യുന്ന ഇസാലത്തുല്‍ ഖഫാ അന്‍ ഖിലാഫത്തില്‍ ഖുലഫാ ഇസ്‌ലാമിക ഗ്രന്ഥ രചനാ ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത ഒരു സൃഷ്ടിയാണ്. സമീപ കാലത്ത് രണ്ട് അറബീ പരിഭാഷകള്‍ ഈ ഗ്രന്ഥത്തിന് ഇറങ്ങിയിട്ടുണ്ട്. വലിയുല്ലാഹി തസ്വവ്വുഫിന്റെ അടിസ്ഥാനവും ശാഹ് വലിയ്യുല്ലാഹിയുടെ ചിന്തകളുടെ യഥാര്‍ത്ഥ രീതിയും മനസ്സിലാക്കിത്തരുന്ന അന്‍ഫാസുല്‍ ആരിഫീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്. ഇവയ്ക്ക് പുറമെ വിശുദ്ധ ഖുര്‍ആനിന് ഫത്ഹുര്‍റഹ്മാന്‍ എന്ന പേരില്‍ ഒരു പേര്‍ഷ്യന്‍ വിവര്‍ത്തനവും അല്‍ഫൗസുല്‍ കബീര്‍ ഫീ ഉസ്വൂലിത്തഫ്‌സീര്‍ എന്ന തഫ്‌സീര്‍ നിദാനശാസ്ത്ര ഗ്രന്ഥവും അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. അല്‍ഫൗസുല്‍ കബീര്‍ അറബിയിലേക്ക് വിവര്‍ത്തിതമായിട്ടുണ്ട്. ഗദ്യ സാഹിത്യത്തെക്കാളും പേര്‍ഷ്യന്‍ ഭാഷയെ സമ്പന്നമാക്കുന്നത് പദ്യ സാഹിത്യമാണ്. മസ്‌നവികളാണ് ഇവയില്‍ ഏറെ സ്വീകാര്യത നേടിയിട്ടുള്ളത്. കേവല ചരിത്രാഖ്യാന രൂപത്തില്‍ എഴുതപ്പെട്ട മസ്‌നവികളും സ്വൂഫി ചിന്തകളില്‍ രചിക്കപ്പെട്ട മസ്‌നവികളും ലഭ്യമാണ്. രണ്ടു വരികളായി സ്ഥിതി ചെയ്യുന്നതിനാലാണ് മസ്‌നവി എന്നു പേരു വന്നത്. ഖാജാ സനാഇയുടെ ഹദീഖത്തുല്‍ ഹഖീഖ, ഫരീദുദ്ദീന്‍ അത്ത്വാറിന്റെ മന്‍ഥിഖുത്തൈ്വര്‍, ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി, സഅ്ദീ ശീറാസിയുടെ ബൂസ്താന്‍ എന്നിവ തസ്വവ്വുഫും ഇസ്‌ലാമിക മൂല്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന മസ്‌നവികളാണ്. ഇതില്‍ സനാഇയുടെയും അത്ത്വാറിന്റെയും ഗ്രന്ഥങ്ങള്‍ പില്‍ക്കാല സൂഫീ രചനകളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയതായി കാണാന്‍ സാധിക്കും. നേരത്തെ പറഞ്ഞ മനേരിയുടെ മക്തൂബാത്തെ സ്വദിയിലെ പല ഭാഗങ്ങളും അത്ത്വാറിന്റെ കവിതകള്‍ ആസ്പദമാക്കി എഴുതിയതാണ്. സഅ്ദീ ശീറാസിയുടെ ബുസ്താനും അദ്ദേഹത്തിന്റെ തന്നെ ഗുലിസ്താനും തസ്വവ്വുഫിനേക്കാളും അഖ്‌ലാഖിന് പ്രാധാന്യം നല്‍കുന്നു. ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി സവിശേഷ പരാമര്‍ശം ആവശ്യമില്ലാത്ത വിധം കിഴക്കും പടിഞ്ഞാറും ഒരു പോലെ നെഞ്ചേറ്റിയ ഗ്രന്ഥമാണ്. അല്ലാമാ ഇഖ്ബാല്‍ മസ്‌നവിയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ഹസ്ത്ത് ഖുര്‍ആന്‍ ദര്‍ സബാനെ പഹ്‌ലവി മന്‍ ചി ഗൂയം വസ്വ്‌ലെ ആന്‍ ആലീ ജനാബ് നീസ്ത്ത് പൈഗംബര്‍ വ ലീ ദാറദ് കിത്താബ് (ജലാലുദ്ദീന്‍ റൂമി ഒരു പ്രവാചകനല്ലെങ്കിലും ഒരു പ്രവാചകനു ലഭിക്കാന്‍ മാത്രം അര്‍ഹതയുള്ള ഗ്രന്ഥം അദ്ദേഹത്തിന്റെ പക്കലുണ്ട്). അബൂ സഈദ് അബുല്‍ ഖൈര്‍, ഉമര്‍ ഖയ്യാം തുടങ്ങിയവരുടെ റുബാഇയ്യാത്തും ഖാജാ സനാഇ, ജലാലുദ്ദീന്‍ റൂമി, ഹാഫിസ് ശീറാസി, ജാമി തുടങ്ങിയവരുടെ ഗസലുകളും പേര്‍ഷ്യന്‍ പദ്യസാഹിത്യത്തെ പുഷ്‌കലമാക്കുന്നു. ഇഖ്ബാല്‍ ഉര്‍ദുവിലെഴുതിയതിലേറെ കവിതകള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിട്ടുണ്ട്. പേര്‍ഷ്യനിലെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ ജാവീദ് നാമ ഇസ്‌ലാമിക തത്ത്വ ചിന്തയിലുള്ള അദ്ദേഹത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കിത്തരുന്നു. പക്ഷേ, തന്റെ ചിന്തകള്‍ പില്‍ക്കാലത്തുള്ളവര്‍ എത്രമാത്രം ഉള്‍ക്കൊള്ളുമെന്ന ആശങ്ക അദ്ദേഹത്തെ അലട്ടിയിരുന്നിരിക്കണം. ബര്‍ ജവാനാന്‍ സഹ്ല്‍ കുന്‍ ഹര്‍ഫെ മറാ ബഹ്‌റെ ശാന്‍ പായാബ് കുന്‍ ഴര്‍ഫെ മറാ (അല്ലാഹുവേ, എന്റെ വാക്കുകള്‍ ജനങ്ങള്‍ക്ക് നീ എളുപ്പമാക്കണേ, എന്റെ ആഴങ്ങള്‍ അവര്‍ക്കു നീ പ്രാപ്യമാക്കണേ) എന്നു ഇഖ്ബാല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ജാവീദ് നാമക്കു പുറമെ പയാമെ മശ്‌രിഖ്, ഗുല്‍ശനെ റാസെ ജദീദ്, സബൂറെ അജം, അര്‍മുഗാനെ ഹിജാസ്, മുസാഫിര്‍, റുമൂസെ ബേഖുദി, അസ്‌റാറെ ഖുദി തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃതികളാണ്. മദീനയുടെ മണ്ണിനോടുള്ള അടങ്ങാത്ത പ്രേമമാണ് അര്‍മുഗാനെ ഹിജാസ്, റുമൂസെ ബേ ഖുദി തുടങ്ങിയ കൃതികള്‍. അതില്‍ പറയുന്നു: ഹസ്ത്ത് ശാനെ റഹ്മത്തത് ഗീത്തി നവാസ് ആര്‍സു ദാറം കെ മീറം ദര്‍ ഹിജാസ് കൗകബം റാ ദീദയീ ബീദാര്‍ ബഖ്ശ് മര്ഖദീ ദര്‍ സായയെ ദീവാര്‍ ബഖ്ശ് ബാ ഫലക്ക് ഗൂയം കെ ആറാമം നിഗര്‍ (നബിയേ, അങ്ങയുടെ കാരുണ്യം ജഗമാകെ വ്യാപിച്ചിരിക്കുന്നു. ഹിജാസിന്റെ മണ്ണില്‍ മരിക്കണമെന്നതാണ് എന്റെ ആഗ്രഹം. എന്റെ അവസ്ഥ കണ്ട് അങ്ങ് ഉണര്‍ന്നാലും. അങ്ങയുടെ റൗളയില്‍ ഒരു കിടപ്പറ എനിക്കു നല്‍കിയാലും. അങ്ങനെയെങ്കില്‍ ചക്രവാളങ്ങളെ നോക്കി എനിക്കു അഭിമാനത്തോടെ പറയാം: മുത്തു നബിയുടെ ചാരത്തു കിടക്കുന്ന എന്റെ ഭാഗ്യം നിങ്ങള്‍ കാണൂ.) ചുരുക്കത്തില്‍ പദ്യമായും ഗദ്യമായും നിരവധി ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് പേര്‍ഷ്യന്‍ ഭാഷ. അവയിലെ വിജ്ഞാനീയങ്ങള്‍ സ്വായത്തമാക്കി പ്രചരിപ്പിക്കാന്‍ നാം മുന്നോട്ടു വരണം. കശ്ഫുല്‍ മഹ്ജൂബ്: തസ്വവ്വുഫിന്റെ ആഴമറിഞ്ഞ അന്വേഷണം മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കപ്പെടുന്ന ദിനമായിരുന്നു 2021 ഫെബ്രുവരി 18. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മാര്‍സ് 2020 ദൗത്യത്തിന്റെ ഭാഗമായി മക്തൂബാത്തെ സ്വദി:ഇലാഹീ ജ്ഞാനത്തിന്റെ നൂറ് കുറിപ്പുകള്‍ ധ്യാനനിരതരായ നിരവധി ആത്മീയാചാര്യര്‍ സ്പര്‍ശിച്ചനുഗ്രഹിച്ച തസവ്വുഫ് രചനകളും അതിലെ മാസ്മരികതയും അവര്‍ണ്ണനീയമത്രെ. അനിശ്ചിതത്വത്തിന്റെ ചങ്ങാതിയായി ദേശദേശാന്തരങ്ങളില്‍ സഞ്ചരിച്ച് നിഷ്‌ക്രിയത്വത്തിന്റെ മാറാപ്പ് പേറി കലാം കോസ്‌മോളജിക്കല്‍ ആര്‍ഗ്യുമെന്റ്: ദൈവാസ്തിത്വം തെളിയിക്കപ്പെടുന്ന വിധം നമ്മള്‍ എവിടെ നിന്നു വന്നു? എങ്ങോട്ടുപോകുന്നു? എന്തിനിവിടെ നില്‍ക്കുന്നു? എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയാണ് ശാസ്ത്രം, തത്വജ്ഞാനം, മതാനുഭവം തുടങ്ങിയവയുടെ ചരിത്രവും വര്‍ത്തമാനവും. തെയില്‍സ്, ഡമോക്രിറ്റസ് ലാപ്‌ടോപ്പ് നഷ്ടപ്പെട്ട സംഭവം: സായൂജ്യയുടെ അനുഭവം ഇനി ഉണ്ടാകാതിരിക്കാന്‍ ചേയ്യേണ്ടത് ഗവേഷണവുമായി ബന്ധപ്പെട്ട് സായൂജ്യ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ആ കംപ്യൂട്ടറിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗവേഷണ പഠനം നിലച്ച അവസ്ഥാണ് സായൂജ്യക്ക്. ഏറെ നൊമ്പരത്തൊടും നിസ്സഹായവസ്ഥയോടും കൂടിയാണ് പലരും സായൂജ്യയുടെ അവസ്ഥയറിഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയായ് സായൂജ്യയ്ക്ക് തന്റെ പഠന റിപ്പോര്‍ട്ടുകളും സാമഗ്രികളും അടങ്ങിയ ലാപ്‌ടോപ് ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് മോഷണം പോയി. എനിക്ക് എന്റെ കണ്ണ് നഷ്ടമായതുപോലെയാണ് തോന്നുന്നത്, ഡിഗ്രി കാലം മുതല്‍ക്കുള്ള പഠനസാമഗ്രികള്‍ ഉണ്ടായിരുന്ന ലാപ്‌ടോപ് ആയിരുന്നു അത് നിസ്സഹായതയോടെ സായൂജ്യ പറയുന്നു. ഗവേഷണവുമായി ബന്ധപ്പെട്ട് സായൂജ്യ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം ആ കംപ്യൂട്ടറിലായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഗവേഷണ പഠനം നിലച്ച അവസ്ഥാണ് സായൂജ്യക്ക്. ഇത് സായൂജ്യക്ക് മാത്രം സംഭവിക്കാവുന്ന കാര്യമല്ല. കംപ്യൂട്ടറും, ലാപ്‌ടോപ്പുമെല്ലാം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും എല്ലായിപ്പോഴും ഇത്തരം ഒരു സാഹചര്യം മുന്നില്‍ കാണേണ്ടതുണ്ട്. ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാലും കേടുവന്നാലും അതിലെ ഫയലുകള്‍ നഷ്ടപ്പെടാതെ എങ്ങനെ നോക്കാം? ഇന്ന് താരതമ്യേന സുരക്ഷിതമെന്ന് പറയാവുന്നത് ക്ലൗഡ് സ്റ്റോറേജ് ബാക്ക് അപ്പുകളാണ്. നിങ്ങളുടെ കംപ്യൂട്ടറിലെ സുപ്രധാന ഫയലുകളെല്ലാം തന്നെ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളുടെ സഹായത്തോടെ സൂക്ഷിക്കാനാവും. അതില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫയല്‍ ബാക്ക് അപ്പുകള്‍ക്ക് ആര്‍ക്കും എളുപ്പം ആശ്രയിക്കാവുന്ന സംവിധാനമാണ് ഗൂഗിള്‍ ഡ്രൈവ്. ജിമെയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിവര ശേഖരണം നടത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമാണ്. കാരണം വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയ മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത് ഡോക്യുമെന്റുകളാണ്. ഏറെ നാളത്തെ വിവര ശേഖരണത്തിനൊടുവില്‍ സമയമെടുത്ത് ടൈപ്പ് ചെയ്‌തെടുത്തതും എഡിറ്റ് ചെയ്ത് വൃത്തിയാക്കിയതുമായ സുപ്രധാ പഠന റിപ്പോര്‍ട്ടുകളായിരിക്കാം അവ. ഡോക്യുമെന്റ് ഫയലുകള്‍ക്ക് മള്‍ട്ടി മീഡിയാ ഫയലുകളേക്കാള്‍ വലിപ്പം കുറവായതുകൊണ്ടുതന്നെ പഠനാവശ്യത്തിനുള്ള ഭൂരിഭാഗം ഫയലുകളും ഗൂഗിള്‍ ഡ്രൈവില്‍ തന്നെ സൂക്ഷിക്കാന്‍ സാധിക്കും. 15 ജിബി വരെ സൗജന്യ സ്റ്റോറേജ് ഓരോ ഗൂഗിള്‍ അക്കൗണ്ടിനും ലഭിക്കുന്നുണ്ട്. ചെയ്യേണ്ടത് ഇത്രയുമാണ്. ഒന്നുകില്‍ നിങ്ങളുടെ പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഗൂഗിള്‍ ഡോക്‌സ് സേവനത്തെ ആശ്രയിക്കുക. വേഡ് ഡോക്യുമെന്റും, സ്‌പ്രെഡ് ഷീറ്റും, സ്ലൈഡും, ഫോമുകളുമെല്ലാം ഇതില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഇത് നേരെ ഗൂഗിള്‍ ഡ്രൈവിലേക്കാണ് ശേഖരിക്കപ്പെടുക. മൈക്രോസോഫ്റ്റ് വേഡ്, എക്‌സെല്‍, പവര്‍പോയിന്റ് പോലുള്ളവ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് എല്ലാ ഫയലുകളും തീയ്യതി അടിസ്ഥാനത്തില്‍ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുക. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഏത് ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാനോ വീണ്ടും എഡിറ്റ് ചെയ്യാനോ സാധിക്കും. ഫയലുകള്‍ ശേഖരിച്ചുവെക്കാന്‍ എളുപ്പം സാധിക്കുന്ന മറ്റൊരു സേവനമാണ് ഡിജിബോക്‌സ്. ഭാരത സര്‍ക്കാരിന്റെ ഒരു വിദഗ്‌ദോപദേശക സമിതിയായ നീതി ആയോഗ് ആണ് ഡിജി ബോക്‌സ് പുറത്തിറക്കിയത്. ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും ഫയലുകള്‍ ഡിജി ബോക്‌സ് സ്‌റ്റോറേജിലേക്ക് മാറ്റാം. ഇതിലെ സൗജന്യ അക്കൗണ്ടില്‍ 20 ജിബി വരെ ഫയലുകള്‍ അപ് ലോഡ് ചെയ്യാനാവും. രണ്ട് ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ ഇതില്‍ അപ് ലോഡ് ചെയ്യാം. അതായത് അപ് ലോഡ് ചെയ്യുന്ന ഒരു ഫയലിന് രണ്ട് ജിബി വരെ വലിപ്പമാവാം. ഇത് കൂടാതെ 30 രൂപ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ രണ്ട് ടിബി വരെ ആകെ സ്റ്റോറേജ് ലഭിക്കും. ഇതില്‍ ഒരു ഫയലിന് 10 ജിബി വരെ വലിപ്പമാവാം. അതേസമയം ഗൂഗിളില്‍ 125 രൂപയുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ 30 ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കുകയുള്ളൂ. രണ്ട് ടിബി സ്‌റ്റോറേജിന് ഗൂഗിള്‍ ഡ്രൈവില്‍ 672 രൂപയാണ് വില. ചെയ്യേണ്ട് ഇത്രമാത്രമാണ് ഇമെയില്‍ ഐഡി ഉപയോഗിച്ച് ഡിജി ബോക്‌സ് വെബ്‌സൈറ്റില്‍ ഒരു് അക്കൗണ്ട് തുടങ്ങുക. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണിലെ ഫയലുകളും ഇതില്‍ അപ് ലോഡ് ചെയ്യാനാവും. ഫയല്‍ കൈമാറ്റത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. പബ്ജിയുടെ രണ്ടാം പതിപ്പ് വരുന്നുവെന്ന് റിപ്പോര്‍ട്ട്, റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് ആഗോള തലത്തില്‍ വലിയ ജനപ്രീതി നേടിയ ഗെയിമുകളിലൊന്നാണ് പബ്ജി. ദക്ഷിണ കൊറിയന്‍ ഡ്രൈവില്‍ പോണ്‍ വീഡിയോകളും വ്യാജ സിനിമകളും; നടപടി എടുക്കുമെന്ന് ഗൂഗിള്‍ ഗൂഗിളിന് വെല്ലുവിളി; വിലക്കുറവില്‍ 'ഡിജിബോക്‌സ്' ക്ലൗഡ് സ്‌റ്റോറേജ് സേവനവുമായി നീതി ആയോഗ് ഫോണിലെ ഫയലുകൾ സുരക്ഷിതമാക്കാൻ ഗൂഗിൾ ടൂളുകൾ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ബാക്കപ്പ് ഇനി ഗൂഗിള്‍ ഡ്രൈവില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. വന്‍ മുന്നേറ്റം; അമ്പരപ്പിക്കുന്ന മനുഷ്യഭാവങ്ങളുമായി ഹ്യൂമനോയ്ഡ് റോബോട്ട് പബ്ജിയുടെ രണ്ടാം പതിപ്പ് വരുന്നുവെന്ന് റിപ്പോര്‍ട്ട്, റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് ഫോണ്‍പേയ്ക്ക് പിന്നാലെ ഗൂഗിള്‍ പേയും പേടിഎമ്മും പണമീടാക്കുമോ? ആപ്പിള്‍ ആരാധകരെ അമ്പരപ്പിക്കും, ചിലപ്പോള്‍ ആപ്പിള്‍ ഉപേക്ഷിച്ചെന്നും വരും; ഇന്റലിന്റെ പുതിയ വീഡിയോ കാണാതായ 'ചാന്ദ്രശില' ലുയിസിയാനയ്ക്ക് തിരികെ കിട്ടി തോളൂര്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തോളൂര്‍ കാളിപ്പാടം ജലസേചന പദ്ധതി അനില്‍ അക്കര എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. തോളൂര്‍ പഞ്ചായ ത്തിലെ നെല്‍കൃഷി മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ് ജലസേചന പദ്ധതി. യോഗത്തില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാധ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുന്‍ പ്രസിഡണ്ട് അഡ്വ. ലൈജു സി. എടക്കളത്തൂര്‍, വൈസ് പ്രസിഡണ്ട് ഷീബ ഗിരീഷ്, മുന്‍ വൈസ് പ്രസിഡണ്ട് എസ്. വിശ്വംഭരന്‍, പാടശേഖര സമിതി കണ്‍വീനര്‍ പി.ആര്‍. തോമസ്, പി.എ. ജേക്കബ്ബ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സി.കെ. ഫ്രാന്‍സീസ്, ഹരികൃഷ്ണന്‍, കെ.കെ. ഫ്രാന്‍സീസ്, ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, ആനി ജോസ്, പി.ഒ. ലോയ്ഡ് എന്നിവര്‍ സംസാരിച്ചു. 35 ലക്ഷം രൂപയോളം ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. മധ്യപ്രദേശിൽ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ എത്തിയതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. മായന്നൂർ ലയൺസ് ക്ലബ്ബ് ഉദ്ഘാടനം 24 ന് തിരൂർ വഴി മൈസൂർ സൂപ്പർ ഫാസ്റ്റ് ബുധനാഴ്ച മുതൽ. മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും പരീക്ഷണ വിക്കി മീഡിയവിക്കി അഡ്മിനിസ്ട്രേറ്ററോ അല്ലെങ്കിൽ ബ്യൂറോക്രാറ്റിന്റെയോ ഉപകരണങ്ങൾ പരിശോധിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ്. അഡ്മിനിസ്ട്രേറ്റർ, ബ്യൂറോക്രാറ്റ് അനുമതികൾ ഇവിടെ അഭ്യർത്ഥിക്കുക. കർഷകന്റെ മരണം: പന്നിയെ വെടിവച്ച് കൊല്ലാൻ രണ്ട് പേരെ നിയോഗിച്ച് വനംവകുപ്പ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചിരുന്നു. പാലക്കാട്: ഒലിപ്പാറയിൽ പന്നിയുടെ (Wild Boar) കുത്തേറ്റ് കർഷകൻ (Farmer) മരിച്ച സംഭവത്തിൽ പന്നിയെ വെടിവച്ച് കൊല്ലാൻ വനം വകുപ്പ് (Forest Department) തോക്ക് ലൈസൻസുള്ള രണ്ട് പേരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചിരുന്നു. അയിലൂർ ഒലിപ്പാറ സ്വദേശി മാണിയാണ് മരിച്ചത്. 75 വയസായിരുന്നു. രാവിലെ ടാപ്പിംഗിന് പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. വണ്ടാഴി നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാണി മരിച്ചു. അതേസമയം കഴിഞ്ഞമാസം കോഴിക്കോട് കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നിരുന്നു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെയാണ് കരയിൽ കയറ്റി വെടിവെച്ചു കൊന്നത്. വനം വകുപ്പ് ആർആർടിയുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിലുള്ള തങ്കച്ചനെത്തിയാണ് വെടിവെച്ചത്. പന്നിക്ക് 85 കിലോഗ്രാമോളം തൂക്കമുണ്ട്. ഇന്ന് രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷൻ ഓഫീസിലേക്ക് മാറ്റി. താമരശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ അതിക്രമം വർദ്ധിക്കുകയാണ്. രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നഷ്ടത്തിനിടയാക്കുന്നുണ്ട്. കാട്ടുപന്നികളെ വെടിവെയ്ക്കാൻ ഉത്തരവുണ്ടെങ്കിലും അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുന്നതോടെ കൃഷി മൊത്തത്തിൽ പന്നികൾ നശിപ്പിക്കുന്നതായും കർഷകർ പരാതിപ്പെടുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇതുവരെയും നാമമാത്രമായ കാട്ടുപന്നികളെ മാത്രമെ വെടിവെയ്ക്കാനായിട്ടുള്ളൂ. മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ എല്ലാ കൃഷിയും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. By election നന്മണ്ടയിൽ വിജയം തുടർക്കഥയാക്കി എൽഡിഎഫ്, പേരിലെ സാദൃശ്യവും യുഡിഎഫിനെ തുണച്ചില്ല Beer Fly attack മുണ്ട് മാറ്റി പാന്റിട്ടു; ഈച്ചകളെ പേടിച്ച് തൃശൂരിലെ ഈ ഗ്രാമം Missing Case ആറുമാസം ഗര്‍ഭിണിയായിരിക്കെ വീടുവിട്ടിറങ്ങി; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ Missing രണ്ടര വർഷം മുമ്പ് കാണാതായ അനില ബാബുവിന്റെ തിരോധാനത്തിൽ അന്വേഷണം വേണമെന്ന് കുടുംബം K Rail സംസ്ഥാനത്ത് കെ റെയില്‍ വേണം വികസനത്തിന് അനിവാര്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ Omicron പ്രതീക്ഷയേകി കൂടുതൽ പരീക്ഷണ ഫലങ്ങൾ, പേടിച്ചത്ര ഭീകരനല്ല ഒമിക്രോൺ World Inequality Report 2022 ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ BAN vs PAK ഇന്നിംഗ്സ് ജയം; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? Select Book Name ഉല്പത്തി പുറപ്പാടു് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ രൂത്ത് ശമൂവേൽ ശമൂവേൽ രാജാക്കന്മാർ 1 രാജാക്കന്മാർ 2 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമ ഗീതം യെശയ്യാ യിരേമ്യാവു വിലാപങ്ങൾ യേഹേസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യാവു യോനാ മീഖാ നഹൂം ഹബക്കൂക് സെഫന്യാവു ഹഗ്ഗായി സെഖർയ്യാവു മലാഖി മത്തായി മർക്കൊസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ കൊരിന്ത്യർ 1 കൊരിന്ത്യർ 2 ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ തെസ്സലൊനീക്യർ 1 തെസ്സലൊനീക്യർ 2 തിമൊഥെയൊസ് 1 തിമൊഥെയൊസ് 2 തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് പത്രൊസ് 1 പത്രൊസ് 2 യോഹന്നാൻ 1 യോഹന്നാൻ 2 യോഹന്നാൻ 3 യൂദാ വെളിപ്പാടു മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല. അതിന്നകത്തു അതിന്റെ പ്രഭുക്കന്മാർ ഗർജ്ജിക്കുന്ന സിംഹങ്ങൾ; അതിന്റെ ന്യായാധിപതിമാർ വൈകുന്നേരത്തെ ചെന്നായ്ക്കൾ; അവർ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല. അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു. യഹോവ അതിന്റെ മദ്ധ്യേ നീതിമാനാകുന്നു അവൻ നീതികേടു ചെയ്യുന്നില്ല; രാവിലേരാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. ഞാൻ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങൾ ശൂന്യമായിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു. നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊൾക എന്നു ഞാൻ കല്പിച്ചു; എന്നാൽ ഞാൻ അവളെ സന്ദർശിച്ചതുപോലെ ഒക്കെയും അവളുടെ പാർപ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു. അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും. അപ്പോൾ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും. കൂശ് നദികളുടെ അക്കരെനിന്നു എന്റെ നമസ്കാരികൾ, എന്റെ ചിതറിപ്പോയവരുടെ സഭതന്നേ, എനിക്കു വഴിപാടു കൊണ്ടുവരും. അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും നീ എന്റെ വിശുദ്ധപർവ്വതത്തിൽ ഇനി ഗർവ്വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോടു അതിക്രമമായി ചെയ്തിരിക്കുന്ന സകലപ്രവൃത്തികളും നിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും. നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു. ഹദീസ്: ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലത്തുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് വിവർത്തനം ചെയ്യപ്പെട്ട ഹദീസ് വിശ്വവിജ്ഞാനകോശം ഹദീസ്: ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലത്തുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. വിഭാഗം: കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും ആരാധനയുടെ കർമ്മശാസ്ത്രം സ്വലാത് (നിസ്കാരം സ്വലാതു തത്വവ്വുഅ്) സുന്നത്ത് നമസ്കാരം രാത്രി നിസ്കാരം . അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും ലൈലതുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്." ലൈലതുൽ ഖദ്റിലെ രാത്രിനമസ്കാരത്തിൻ്റെ ശ്രേഷ്ഠത അറിയിക്കുകയും, അതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഹദീഥാണിത്. ലൈലതുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയെ കുറിച്ച് വന്നിട്ടുള്ള കാര്യങ്ങൾ വിശ്വസിച്ചു കൊണ്ടും, ആ രാത്രിയിലെ പ്രവർത്തനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടും, ഇഖ്'ലാസിന് (അല്ലാഹുവിന് മാത്രം നിഷ്കളങ്കമായ പ്രവർത്തനം) വിരുദ്ധമായ ലോകമാന്യമോ പ്രശസ്തിക്കുള്ള ആഗ്രഹമോ കലരാതെയും ആരെങ്കിലും ലൈലതുൽ ഖദ്റിൽ നമസ്കരിച്ചാൽ അവൻ്റെ മുഴുവൻ ചെറുപാപങ്ങളും പൊറുക്കപ്പെടുന്നതാണ്. എന്നാൽ വൻപാപങ്ങൾ പൊറുക്കപ്പെടാൻ സത്യസന്ധമായി പാപമോചനം തേടുക തന്നെ വേണം. അല്ലാഹുവുമായി ബന്ധപ്പെട്ട ബാധ്യതയിലാണ് വീഴ്ചയെങ്കിൽ അത് പൊറുത്തു നൽകാൻ അല്ലാഹുവിനോട് തേടുക. എന്നാൽ മനുഷ്യരുമായി ബന്ധപ്പെട്ട ബാധ്യതകളിലാണ് വീഴ്ചയെങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുന്നതോടൊപ്പം, തെറ്റു ചെയ്ത വ്യക്തിയുടെ അവകാശങ്ങൾ കൊടുത്ത് വീട്ടി അതിൽ നിന്നും ഒഴിവാവുകയും ചെയ്യണം. പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി 1 ലൈലതുൽ ഖദ്റിൻ്റെ ശ്രേഷ്ഠതയും, ആ രാത്രിയിൽ നമസ്കാരം നിർവ്വഹിക്കാനുള്ള പ്രോത്സാഹനവും. 2 സൽകർമ്മങ്ങൾ പരിശുദ്ധമാവുകയോ, അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയോ ഇല്ല; അതിനോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുകയും, സത്യസന്ധമായ നിയ്യത്ത് വെച്ചു പുലർത്തുകയും ചെയ്യാതെ. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും ആരാധനയുടെ കർമ്മശാസ്ത്രം സ്വലാത് (നിസ്കാരം സ്വലാതു തത്വവ്വുഅ്) സുന്നത്ത് നമസ്കാരം രാത്രി നിസ്കാരം . കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും ആരാധനയുടെ കർമ്മശാസ്ത്രം വ്രതം റമദാനിലെ അവസാനത്തെ പത്ത് . +വിശദീകരണം +ഇംഗ്ലീഷ് +ഫ്രഞ്ച് +സ്‌പെയിൻ +തുർക്കി +ഉർദു +ഇന്തോനേഷ്യ +ബോസ്‌നിയ +റഷ്യ +ബംഗാളി +ചൈനീസ് +പേർഷ്യൻ +തഗാലോഗ് +ഇന്ത്യൻ +കുർദിഷ് +ഹൗസാ +പോർച്ചുഗീസ് +തെലുങ്ക്‌ +സ്വാഹിലി ഹദീസ് വിജ്ഞാനകോശത്തിനും അവയുടെ പരിഭാഷകൾക്കും വേണ്ടിയുള്ള പദ്ധതി: ഇസ്‌ലാമിക ഉള്ളടക്കങ്ങളിൽ ആവർത്തിച്ചുവന്ന പ്രവാചക ഹദീസുകൾ തിരഞ്ഞെടുക്കുന്നതിനും, അവ പൂർണവും ലളിതവുമായ രൂപത്തിൽ വിശദീകരിക്കുന്നതിനും ശേഷം കൃത്യമായ നടപടിക്രമങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിൽ പ്രശസ്തമായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സൗജന്യമായി ലഭ്യമാക്കുന്നതിനുമുള്ള പൂർണ സംയോജിത പദ്ധതിയാകുന്നു ഇത്.. ഹദീസുകളുടെ വിവർത്തനങ്ങൾക്കായി സൗജന്യവും വിശ്വസനീയവുമായ അന്താരാഷ്ട്ര റഫറൻസ് ഉണ്ടാക്കൽ. വിവർത്തകന്മാർക്ക് ഹദീസുകളുടെ വിവർത്തനത്തിനായി ഇലക്ട്രോണിക് മെമ്മറി ലഭ്യമാക്കുക.. ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ആവശ്യക്കാർക്ക് പരിഭാഷ എത്തിക്കുക. വിജ്ഞാനകോശം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യൽ. വിജ്ഞാനകോശവും അതിൻ്റെ പരിഭാഷകളും തുടർച്ചയായി വികസിപ്പിക്കൽ. തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സമയം 6 മണി കഴിഞ്ഞിരുന്നു രണ്ടാമത്തെ ഫ്ലാറ്റുഫോമിൽ എത്തി അരുണിന്റെ ടിക്കറ്റിലുള്ള SB എന്ന നമ്പറുള്ള കംമ്പാർട്ട്മെൻറ്റിൽ കയറി സീറ്റ് 26 തിരഞ്ഞു കണ്ടു പിടിച്ചു ഭാഗ്യo ഫ്ലോർ സീറ്റ് തന്നെ കിട്ടി അതും നേരത്തേ ബുക്ക് ചൈതതുകൊണ്ടു മാത്രം ബാഗ് വിൻറ്റോയുടെ അടുത്തുള്ള കുളത്തിൽ തൂക്കിയിട്ട് അരുൺ വാഷിൽ പോയി മുഖം കഴുകി വന്നു മുഖത്തൊക്കെ അപ്പിടി പൊടിയായിരുന്നു ശനിയാഴ്ച ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു സീറ്റിൽ വന്നിരുന്നു വിന്റോയുടെ ഗ്ളാസ് പൊക്കിവെച്ചതുംനല്ല തണുത്ത കാറ്റ് മുഖത്തേക്കടിച്ചു ,പുറത്തു വെള്ളവുംകപ്പലണ്ടിയും മറ്റും വിൽക്കുന്ന ആളെ കയ്യിൽനിന്നു ഒരുകുപ്പി വെള്ളവും രണ്ടുപേക്കറ്റ് കപ്പലണ്ടിയും വാങ്ങി സീറ്റിൽ വെച്ചു അപ്പോഴാണ് ഒരു വയസ്സായ മുത്തശ്ശിയും കൊച്ചുമോളുംഅങ്ങോട്ടു വന്നത് – “മോനെ ഈ നമ്പറുള്ള സീറ്റ് ഏതാ ഒന്ന് കാണിച്ചു തരാവോ? ‘അരുൺ നേരെ മുന്നിലുള്ള സീറ്റും അതിനു മുകളിലത്തെ സീറ്റും അവർക്കു കാണിച്ചു കൊടുത്തു ആപ്പോഴാണ് അരുണിന്റെ മുബൈൽ ശബ്‌ദിച്ചത് അരുൺ മുബൈൽ എടുത്തുനോക്കി മാളവികയാണ് കാൾ അറ്റന്റ് ചൈതു “‘ഹലോ എന്താ മാളു മാളവികയെ അരുൺ മാളു എന്നാണ് വിളിക്കാറ് അവൾ RCC യിൽ നേഴ്സാ അരുണും അവിടെത്തന്നെയാ വർക്ക് ചെയ്യുന്നത് , “അപ്പൊ നീ ഇന്ന് വരുന്നില്ലാ എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞാൻ നേരത്തെ പോന്നത് ഇപ്പൊ എന്തു പറ്റി പോരാൻ നിനക്ക് റിസർവേഷൻ കിട്ടിയോ “ഇല്ല അരുണേട്ടാ വെയ്റ്റിങ് ലിസ്റ്റിലാ … “എന്നാ ഞാൻ കയറിയ ഈ കമ്പാർട്മെന്റിൽത്തന്നെ കയറിക്കോ…. “അതിനാ ഞാൻ ഫോൺ വിളിച്ചത് … “പെട്ടന്ന് വാ ട്രൈൻ ഇപ്പൊ പുറപ്പെടും ഞാൻ പുറത്തിറങ്ങി നിൽക്കാം ഫോൺ ഓഫ് ചെയ്യണ്ടാ … ‘അരുൺ പുറത്തിറങ്ങി നിന്നു അപ്പോഴേക്കും ട്രൈൻ ഒരു ചിഹ്നം വിളിയോടെ പതുക്കെ ചലിച്ചു തുടങ്ങിയിരുന്നു അരുൺ നാലുപാടും നോക്കി അവളെ കാണാനില്ല അരുൺ സ്റ്റെപ്പിലേക്ക്.കയറിനിന്നു എന്നിട്ട് ഫോൺ കാതോട് ചേർത്തു, “നീയെവിടെയാ ട്രൈൻ പുറപ്പെട്ടു പെട്ടന്ന് വാ ‘അരുൺ ഫ്‌ലാറ്റ്ഫോമിലെ നാല് ഭാഗത്തേക്കും നോക്കി ഫ്ലാറ്റുഫോമിലൂടെ ഒരു ബാഗും തൂക്കിപിടിച്ചു ഓടി വരുന്നുണ്ടായിരുന്നു മാളു അവൾ ഓടി വരുന്നത് കണ്ടപ്പോൾ ദിൽവാലെ ദുൽഹനിയാ ലെ ജായെകെ എന്ന സിനിമയുടെ ക്‌ളൈമാക്‌സ് സീനാണ് അവന് ഓർമവന്നത് കാജലിനു വേണ്ടി ഷാരുഖൻ പുറത്തേക്കു കൈ നീട്ടി പിടിച്ച പോലെ മാളുവിന്‌ വേണ്ടി അരുൺ പുറത്തേക്ക് കൈനീട്ടിപിടിച്ചു മാളു അരുണിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ചാടി കയറി കിതപ്പു കാരണം അവൾക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു അരുൺ അവളെയും കൂട്ടി സീറ്റിന്റെ അടുത്തേക്ക് നടന്നു അരുൺ വെള്ളം ബോട്ടിൽ എടുത്തു അവൾക്കു കൊടുത്തു അതു കിട്ടണ്ടതാമസം ബോട്ടിലിന്റെ അടപ്പു തുറന്നു വെള്ളം മട മടാന്ന് കുടിച്ചു അവൾ… “ഞാൻ വിചാരിചില്ല അരുണേട്ടാ എനിക്ക് ഈ ട്രൈനിൽ പോകാൻ പറ്റുമെന്ന് … “ഇപ്പൊ പറ്റിയല്ലോ ഇനിയൊരുകാര്യം ചെയ്യൂ നീ ആദ്യംആ ബേഗല്ലാംആ സീറ്റിൽ വെച്ച് മുഖം കഴുകി ഫ്രെഷായിട്ടു വാ എന്നിട്ടു സംസാരിക്കാം ബാക്കിയെല്ലാം… മാളു ബാഗ് സീറ്റിൽ വെച്ച് മുഖം കഴുകാൻ പോയി ഒട്ടു മിക്ക ശെനിയാഴ്ചയും മാളുവും അരുണും ഒന്നിച്ചാണ് വീട്ടിലോട്ടു പോകാറ് ശനിയാഴ്ച പോയാൽ ഞായറും കഴിഞ്ഞു തിങ്കളാഴ്ച രാവിലെ തിരിച്ചു ഇങ്ങോട്ടു വരുന്നതും ഒരുമിച്ചാ അതിനിടയിൽ കിട്ടുന്ന കുറച്ചു സമയമാ വീട്ടിൽ ചിലവഴിക്കാൻ കിട്ടുന്നത് മാളുവിന്റെ വീട് പട്ടാമ്പിയിലും അരുണിന്റെ വീട് കുറ്റിപ്പുറത്തുമാ ഒരു വർഷത്തോളമായി ഈ പോക്കും വരവും തുടങ്ങിയിട്ട് മുഖം കഴുകിവന്നു ബാഗ് തുറന്നു എന്തോ തിരയുന്നുണ്ടായിരുന്നു മാളു “ഞാൻ എന്റെ ടവ്വൽ തിരയുകയായിരുന്നു അത് കാണാനില്ല അരുൺ പോക്കറ്റില്നിന്നും അവന്റെ ടവ്വൽ എടുത്തു അവൾക്കു നേരെ നീട്ടി “വേണ്ട അരുണേട്ടാ അതിൽ അപ്പിടി അഴുക്കാകും…, “എന്നാ ഇങ്ങുത്താ,.അവൾ ടവ്വൽ വാങ്ങി മുഖം തുടച്ചു നല്ല സ്പ്രേയുടെ മണംടവ്വലിന്, “അരുണേട്ടൻ സ്പ്രേയും കൊണ്ടാണല്ലേ ഇപ്പൊ നടപ്പ് … “ഓ അതോ അത് ഞാനിന്നു ഊതുംഅത്തറുംഎന്ന സ്പ്രേയുടെ കടയിൽ കയറിയിരുന്നു എന്റെ കൂട്ടുകാരൻ രഞ്ജിത്തിനെ കാണാൻ അപ്പൊ അവിടെനിന്നു ഇടുത്തടിച്ചതാ എന്താ ഇഷ്ടപ്പെട്ടോ… അരുൺ ബാഗ് തുറന്നു ഒരു ബോക്സ് എടുത്തു അവളുടെ നേരെ നീട്ടി , “തുറന്നു നോക്കു അപ്പൊ കാണാം എന്താണെന്ന്… മാളു ബോക്സ് തുറന്നതും നേരത്തെ ടവ്വലിൽഅടിച്ച അതെ സ്പ്രേയുടെ മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി ബോക്സിൽ നിന്നും സ്പ്രേ പുറത്തെടുത്തു അവളുടെ ചുരിദാറിലെല്ലാം അടിച്ചു “അപ്പൊ വാങ്ങിച്ചു അല്ലെ ഞാൻ വിചാരിച്ചു വാങ്ങിച്ചിട്ടില്ല എന്ന് “ഏതായാലും കയറിയതല്ലെ അപ്പൊ ഒന്നു വാങ്ങിക്കാം എന്ന് വെച്ചു അങ്ങനെ വാങ്ങിച്ചതാ നല്ല സ്പ്രേയല്ലേ നിങ്ങൾ പെണ്ണുങ്ങൾക്കാണല്ലോ ഇതിനെ പറ്റി ഏറെയും അറിയുന്നത് … “നല്ല സ്പ്രേ ആണെന്നോ സൂപ്പർ … “ഇഷ്ട്ടക്കെപെട്ടു ഇത് ആർക്കു വാങ്ങിച്ചതാ അരുണേട്ടനാണൊ “അല്ല അനുജത്തിക്ക് അനുവിന് നിനക്ക് ഇഷ്ട്ടപെട്ടങ്കിൽ നീ എടുത്തോ അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാo… “അതെല്ലേ ഞാൻ പറഞ്ഞത് അവൾക്കു ഞാൻ വേറെ വാങ്ങിച്ചു കൊടുത്തോളാന്ന് … ‘അരുൺ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്കു നോക്കി അവൾക്കു വളരെ സന്ദോഷമായി അവൾ അത് ബാഗിൽ വെച്ച് അരുണിന്റെ അടുത്ത് ഇരുന്നു ട്രൈനിന്റെ വേഗതക്കനുസരിച്ചു പുറത്തുനിന്നു ഉള്ളിലേക്കു അടിക്കുന്ന തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ അവന്റെ മുഖത്തു വന്നുവീണു അവളുടെ മുടിക്ക് നല്ല കാച്ചിയ എണ്ണയുടെ മണമായിരുന്നു ഇടയ്ക്കിടയ്ക്ക് മുടി പിടിച്ചു മാടി ഒതുക്കുന്നുണ്ടായിരുന്നു അപ്പോഴേക്കും ട്രൈൻ പേട്ടയും കഴിഞ്ഞു പോയിരുന്നു , “അല്ല നീപറഞ്ഞില്ല എന്താ നീ വരുന്നില്ലെന്നുപഞ്ഞിട്ട് പെട്ടന്ന് പോരാൻ കാരണം… ? “അത് ‘അമ്മ വിളിച്ചിരുന്നു നാളെ എന്നെ ആരോ പെണ്ണ് കാണാൻ വരുന്നുയെന്ന് ഞാൻ പറഞ്ഞതാ ഞാൻ ഇന്ന് വരുന്നില്ലയെന്ന് പക്ഷെ അമ്മക്ക് നിർബന്ധം പിന്നെ ഏട്ടനും വിളിച്ചിരുന്നു അപ്പോപിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയതെല്ലാം ബാഗിൽ വലിച്ചിട്ടു പെട്ടന്ന് പോന്നു അത്രതന്നെ എനിക്കിപ്പോ കല്യാണം കഴിക്കണം എന്നില്ല കുറച്ചും കൂടി കഴിഞ്ഞിട്ട് മതിയെന്ന… ” അതെന്താടോ ഞാനറിയാത്ത വല്ല പ്രേമവുംവല്ലതും ഉണ്ടോ നിനക്ക് വല്ല പയ്യമ്മാരുംനിന്റെ മനസ്സിന്റെ വടക്കേ കിഴക്ക്അറ്റത്തു സ്ഥാനം പിടിച്ചോ… ‘ഇതെല്ലാം പറയുമ്പോഴും എന്തോ ഒന്ന് നഷ്‌ടപ്പെടുന്നതിന്റെ ഒരു വേദന അവന് അനുഭവപ്പെട്ടിരുന്നു അവനറിയാതെ അവന്റെ മനസ്സ് അവളിലേക്ക് അടുക്കുകയാണോ അറിയില്ല കുറച്ചു മാസങ്ങളായി ഇതു തന്നെയാണ് അവസ്ഥ എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട് പക്ഷെ പറയാൻ പറ്റുന്നില്ല ‘അമ്മ .വീട്ടിൽ എന്റെ കല്യാണക്കാര്യം അവതരിപ്പിച്ചു തുടങ്ങിയിട്ട് മാസങ്ങളായി രണ്ടു മൂന്നെണ്ണംപോയി കണ്ടു ആ പെൺകുട്ടികളുടെ മുഖത്തേക്കെല്ലാം നോക്കുമ്പോഴും ഇവളുടെ മുഖമാണ് മനസ്സിൽ തെളിയുന്നത് പല കാരണങ്ങളും പറഞ്ഞു അതെല്ലാം ഞാൻ ഒഴിവാക്കി ഒരിക്കൽ ‘അമ്മ ചോതിച്ചു നിനക്ക് ഏതെങ്കിലും പെൺകുട്ടിയോട് ഇഷ്ട്ടമുണ്ടോ എന്ന് ഉണ്ടങ്കിൽ തുറന്നു പറയാൻ അന്ന് പറയണമെന്ന് വിജാരിച്ചതാ മാളൂന്റെ കാര്യം പിന്നെ വേണ്ടാന്ന് വെച്ചു അവളുടെ മനസ്സറിയാതെ കാര്യം അവതരിപ്പിച്ചാൽ ചിലപ്പോ പണി പാളും സത്യത്തിൽ ഇന്ന് ആ സ്പ്രേമേടിച്ചതു തന്നെ അവൾക്കു കൊടുക്കാൻ വേണ്ടീട്ടാ ഒരു സ്‌പ്രേയിലൂടെ കാര്യംഅവതരിപ്പിക്കാംഎന്നാണ് വിചാരിച്ചത് അപ്പൊ അവളിന്നു വരുന്നില്ലായെന്ന് എന്നാ പിന്നെ അടുത്ത ശനിയാഴ്ച പറയാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാ അവൾ വരുന്നു എന്ന് പറഞ്ഞു ഫോൺ വിളിച്ചത് അപ്പൊ വീണ്ടും മനസ്സിൽ പ്രദീക്ഷകളുടെ വെള്ളരി പ്രാവുകൾ ചിറകിട്ടടിക്കാൻ തുടങ്ങി ഇപ്പോഴിതാ ഏതോ ഒരുത്തൻ ഒരു പെണ്ണുകാണൽ രൂപത്തിൽ തന്റെ മുന്നിൽ പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുകയാണല്ലോ ദൈവമേ എത്ര എത്തിപ്പിടിക്കാൻ ശ്രമിക്കുന്തോറും അകന്നകന്നു പോകുന്നത് പോലെ എന്തു വന്നാലും വേണ്ടില്ല ഇന്ന് എങ്ങനെയെങ്കിലും കാര്യം അവതരിപ്പിക്കണം അവൻ അത് മനസ്സിൽ ഉറപ്പിച്ചു. ഇനി അത് എങ്ങനെഎന്നാണ് “ഒരാള് സ്ഥാനം പിടിച്ചിരുന്നു അരുണേട്ടാ പക്ഷെ ഇത് വരെ എനിക്ക് ആ ആളോട് അത് തുറന്നു പറയാൻ പറ്റിയിട്ടില്ല അയാൾക്കും എന്നെ ഇഷ്ട്ടമാണ് അതെനിക്കറിയാം പലപ്പോഴും അയാളത് പറയും എന്ന് ഞാൻ വിചാരിച്ചു പക്ഷെ എവിടെ അയാൾക്കെപ്പോഴും അയാളുടെ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും പറയാനേ നേരമൊള്ളൂ കുറച്ചു നാളുംകൂടി ഞാൻ കാക്കും എന്നിട്ടും അയാൾ എന്നെ ഇഷ്ട്ടമാണ് .നിനക്ക്എന്റെ ജീവിതത്തിന്റെ ഭാഗമായികൂടെയെന്നു അയാൾ പറഞ്ഞില്ലെങ്കിൽ ഞാൻ തന്നെ ചാടികേറിപറയും എനിക്കയാളെ ഇഷ്ടമാണെന്നു അപ്പോളറിയാല്ലോ രണ്ടിലൊന്ന്…, “”ഇഷ്ടമെല്ല എന്നാണ് അയാൾ പറയുന്നതെങ്കിലോ അപ്പൊ നീയെന്തുചെയ്യും “അങ്ങനെ അയാൾ പറഞ്ഞാൽ ഞാനാകെ തകർന്നു പോകും കാരണം എനിക്കയാളെ അത്രക്കിഷ്ട്ടാ ആ അയാളാത്യംപറയുമോന്നു നോക്കട്ടെ എന്നിട്ടു ഒരു ചെറുപുഞ്ചിയോടെ ഒളികണ്ണിട്ടു മാളു അരുണിനെ നോക്കി , അരുണിന്റെ വീണ്ടും പ്രദീക്ഷകളുടെ ലഡുപൊട്ടി കാരണം അമ്മയെയും പെങ്ങളെയും പറ്റി ഇപ്പോഴും വാചാലനായി ഇവളോട് സംസാരിക്കുന്നത് ഞാനാ അപ്പൊ പിന്നെ ആപറഞ്ഞ ആള് ഞാൻ തന്നെ ആയിരിക്കും ഇനി ഞാനല്ലാതെ വേറെ അങ്ങനെ ആരെങ്കിലും ഉണ്ടോ ഈശ്വരാ അങ്ങനെ ആരും ഉണ്ടാവല്ലേ എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു .അപ്പോഴാണ് അരുണിന്റെ ഫോൺ ശബ്‌ദിച്ചത് അരുൺ ഫോൺ എടുത്തു അമ്മയാണ് , “അല്ല അമ്മയുടെ കഷായം തീർന്നിരിക്കാ നീ പൊന്നില്ലങ്കിൽ അതൊന്നു വാങ്ങാനായിരുന്നു … “അമ്മകിന്നാ കുറച്ചു നേരത്തെ വിളിച്ചു പറയായിരുന്നില്ലേ അല്ലങ്കിൽ ഞാൻ ഉച്ചക്ക് വിളിച്ചപ്പോൾ പറഞ്ഞൂടായിരുന്നോ ഇനിയിപ്പോ നാളെയെ വാങ്ങാൻ പറ്റു ഞാൻ ട്രൈനിലാ … “അപ്പൊ ഞാൻ മറന്നുപോയടാ സാരമില്ല നാളെ വാങ്ങാം മോനിങ്ങു പോര്… “അവൾ അവിടെയിരുന്നു പഠിക്കുന്നുണ്ട് എന്തേ വിളിക്കണോ … “വേണ്ട എന്നാ ശെരിയമ്മേ ഞാൻ കുറ്റിപ്പുറത്തുയെത്തിയിട്ടു വിളിക്കാം … “അങ്ങനെ പ്രതേകിച്ചു അസൂഖമൊന്നും ഇല്ല പ്രായമാകുമ്പോളുള്ള അസൂഖമൊക്കെത്തന്നെ കാൽമുട്ടുവേദന കിതപ്പ് ശാസംമുട്ടല് അങ്ങനെ ഓരോന്ന് അല്ലാതെ പ്രതേകിച്ചു അസൂഖമൊന്നുമില്ല എന്നാലും ഒരു പേടിയാ അമ്മക്ക് എന്തേലും സംഭവിക്കുമോയെന്ന് അമ്മയല്ലാതെ എനിക്കും അനുജത്തിക്കും വേറെ ആരും ഇല്ലേ… “എന്നാ അരുണേട്ടന് ഒരു കല്ല്യാണം കഴിച്ചൂടെ അമ്മക്കൊരു കൂട്ടും ആകുമല്ലോ. അതും പറഞ്ഞു ഒളികണ്ണാലെ മാളു അരുണിനെ നോക്കി , “ഇതു തന്നെയാണ് അമ്മക്ക് ഏതു നേരവുംപറയാനുള്ളത് എന്തെങ്കിലും കാര്യം പറഞ്ഞു തുടങ്ങിയാൽഎന്റെകല്യാണത്തിലാ വന്നു നിക്കാ അവസാനം ഞാനും അമ്മയും വഴക്കാകും’അമ്മ പിണങ്ങി ഒരു മൂലയിൽ പോയി ഇരിക്കും പിന്നെ പതിയെ ഞാൻഅമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മയെല്ലാം കൊടുത്തു എന്റെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അമ്മയുടെ പിണക്കമെല്ലാം മാറും അപ്പോയെന്നോട് അമ്മചോദിക്കും നീയെന്നാടാമോനെ എനികൊരുമരുമകളെ കൊണ്ടതരാന്ന് .അപ്പൊ ഞാൻ പറയും സമയമാവട്ടേന്നു ഇതാണിപ്പോൾ എല്ലാ എല്ലാഞായറാഴ്ചയും നടക്കുന്നത് “എന്നിട്ടു അരുണേട്ടൻ വല്ല പെണ്ണും പ്പോയി കണ്ടിരുന്നോ … “അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഒന്ന് രണ്ടണ്ണം പോയി കണ്ടിരുന്നു അതൊന്നുംഎനിക്കത്ര ചൊവ്വായി തോന്നിയില്ല… “അങ്ങനെ പ്രതേകിച്ചു് കാരണങ്ങളൊന്നുമില്ല എന്റെ സങ്കല്പത്തിലുള്ള ഭാര്യ എന്ന പദവി അലെങ്കരിക്കാനുള്ള കോളിറ്റിയൊന്നും ഞാൻ അവരിൽ കണ്ടില്ല അത്രേയൊള്ളൂ … “അരുണേട്ടന്റെ സങ്കല്പത്തിലുള്ള പെണ്ണ് എങ്ങനെയുള്ള പെണ്ണായിരിക്കണം എന്നാ… “അതായത് അരുണേട്ടാ അരുണേട്ടന് ഭാര്യയായി വരാൻപോകുന്നപെണ്ണിന് എന്തെല്ലാംഗുണങ്ങളാണ് ഉണ്ടായിരിക്കേണ്ടത് എന്ന് “ഓ അങ്ങനെ അങ്ങനെ പ്രത്തേകിച്ചു ഡിമാൻറ്റൊന്നും ഇല്ല “നിന്നോടായതുകൊണ്ട് പറയാം വേറെ ആരെങ്കിലുമാണ് ചോതിച്ചിരുന്നെങ്കിൽ ഞാൻ പറയില്ല നീ വേറെ ആരോടുംപറയരുത് ok … മാളു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു അതിലേറെ ആകാംഷയോടും അരുണിന്റെ മുഖത്തേക്കു നോക്കിയിരുന്നു … “എന്നെ മനസ്സിലാകുന്ന ഒരു പെൺകുട്ടി ആയിരിക്കണം ,എന്റെ ഇല്ലായിമയും പോരായിമയും മനസ്സിലാക്കി പെരുമാറുന്ന ഭാര്യ ആയിരിക്കണം ,എന്റെ അമ്മക്ക് ഒരു മകളായിരിക്കണം,എന്റെ പെങ്ങൾക്ക് എടത്തിയമ്മയുംഅമ്മയും ആയിരിക്കണം ,മോളന്നാൽ രണ്ടു ദിവസം മോളുടെവീട്ടില്പോയിനിന്നോ എന്ന് പറയുമ്പോൾ അമ്മയില്ലാതെ ഞാൻ യെങ്ങോട്ടും പോകില്ലായെന്നുപറയുന്ന ഒരു മരുമകളായിരിക്കണം, അതിലുപരി നല്ല ഒരു കുടുംബിനിയായിരിക്കണം എന്റെ വീടിന്റെ വിളക്കായിരിക്കണം ,എന്റെ മരുമകൾ ഈ വീട്ടിൽ ഇല്ലാത്ത ഈ വീട് വീടെ അല്ലാന്നു പറയിപ്പിക്കുന്ന ഒരു മരുമകളായിരിക്കണം ഇത്രയേ ഒള്ളൂ എന്റെ ഡിമാന്റ് … “അപ്പൊ സൗന്ദര്യം പണം ജോലി അങ്ങനെ ഒരു ഡിമാന്റും ഇല്ലേ … “അങ്ങനെത്തെ ഒരു ഡിമാന്റും ഇല്ല സൗന്ദര്യവും പണവുമെല്ലാം ദൈവം തരുന്നതല്ലേ ചുരുക്കിപ്പറഞ്ഞാൽ എന്റെ അമ്മയെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും അറിയാവുന്ന ഒരുപെണ്ണായിരിക്കണം … “അരുണേട്ടന് അരുണേട്ടന്റെ അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്അല്ലേ “എന്റെ’അമ്മ എന്നാൽ എനിക്ക് ജീവനാണ് കൺകണ്ട ദൈവമാണ് എന്റെ അമ്മയെന്റെ കൂടെയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല … അത് പറഞ്ഞു തീർന്നപ്പോൾ അരുണിന്റെ കണ്ണ് നിറഞ്ഞിരുന്നു അതു കണ്ട മാളുവിനും വിഷമമായി , “ആരെങ്കിലും എന്റെ അമ്മയെ പറ്റി ചോദിച്ചാലും പറഞ്ഞാലും എന്റെ കണ്ണ് നിറയും… “അതെന്താണന്നറിയോ അരുണേട്ടന് അരുണേട്ടന്റെ അമ്മയെ അത്രക്കും ഇഷ്ട്ടമായതുകൊണ്ട എന്താണന്നു അറിയില്ല അരുണേട്ടന്റെ അമ്മയോട് എനിക്കും ഒരുപാട് ഇഷ്ട്ടം തോന്നുന്നു ആ അമ്മയുടെ മകളായിരുന്നെങ്കിൽ എന്നൊരാശ … മാളുഅതുപറഞ്ഞപ്പോൾ അരുൺ സന്ദോഷത്തോടെ മാളുവിന്റെ കണ്ണിലേക്കു നോക്കി അവളുടെ കണ്ണുകൾക്കു ആയിരം പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന തിളക്കമായിരുന്നു അവളുടെ കണ്ണുകളുംചുണ്ടുകളും എന്നോടെന്തോ പറയാൻ വെമ്പുന്നു അവൾ എന്നിൽ നിന്നും എന്തോ കേൾക്കാൻ ആഗ്രഹിക്കുന്നപോലെ അവനു തോന്നി ,അരുണേട്ടാ എന്നെ ആനെഞ്ചോടു ചേർത്ത് നിർത്തിക്കൂടെ എന്ന് അവൾ പറയുന്നപോലെ അവനു തോന്നി ഇപ്പൊ പറഞ്ഞാലോ ഈ ഹൃദയംഎന്റെ ഹൃദയത്തോട് ചേർത്തിനിർത്തിക്കോട്ടെ എന്ന് “ഞാൻ ഒരു കാര്യം ചോദിച്ചാൽ നീയെന്നോട് സത്യം പറയോ മാളൂ … അവൾ ആകാംഷയോടെ തിളക്കമാർന്ന കണ്ണുകളോടെ അരുണിനെ നോക്കി , “നീ നേരത്തെ പറഞ്ഞല്ലോ നിനക്ക് ഒരാളെഇഷ്ട്ടമാണെന്നു ആ ഒരാൾ ഞാനല്ലേ ഈ എന്നെയല്ലേ നിന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു ചേർത്തുവെച്ചത് പറ മാളു എന്നെയല്ലേ … അത് പറഞ്ഞപ്പോഴേക്കുംഅവന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു അവൾ എന്തായിരിക്കും പറയാ ആണെന്നോ അതോ അല്ലെന്നോ അറിയില്ല അരുണിന്റെ നെഞ്ചുപിടക്കുന്നുണ്ടായിരുന്നു അവനു എന്തെന്നില്ലാത്ത ഒരു പരവേഷം അവനു കുറച്ചു വെള്ളം കുടിക്കണമെന്ന് തോന്നി അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു അവൾ തേങ്ങലോടെ അവന്റെ രണ്ടു കൈകളും ചേർത്തുപിടിച്ചു ഒരുകൊച്ചുകുട്ടിയെപോലെ ആണ് എന്ന് തലയാട്ടി സമ്മതിച്ചു അത് കണ്ടപ്പോൾ അരുണിന്റെ കണ്ണും നിറഞ്ഞു അവൻ ഒരു കിളികുഞ്ഞിനെ എടുക്കുമ്പോലെ അവളുടെ മുഖം വാരിയെടുത്തു ആനെറുകയിൽ ചുണ്ടുചേർത്തുവെച് ഒരു ഉമ്മകൊടുത്തു സന്ദോഷത്തിന്റെ കണ്ണീരിൽ കുതിർന്ന ഒരുമ്മ എന്നിട്ടു അവളെ അവന്റെ ഇടനേഞ്ചോട് അണച്ചുപിടിച്ചു അവളുടെ കണ്ണുനീർവീണ് അവന്റെ കവിളും തോളുംനനഞ്ഞിരുന്നു … അരുൺ അപ്പോൾ തന്നെ അമ്മയെ വിളിച്ചു കാര്യം ധരിപ്പിച്ചു അമ്മക്കും വളരെ സന്തോഷമായി അമ്മനാളെതന്നെ മാളുവിന്റെ വീട്ടുകാരുമായി സംസാരിക്കാംന്നു പറഞ്ഞു … “അമ്മേ അമ്മക്കിനി പറഞ്ഞു നടക്കാലോ അമ്മയ്ക്കും ഒരു മരുമകളെ കിട്ടിയെന്നു സ്നേഹമുള്ള എന്റെ അമ്മയെ പോലത്തെ ഒരു മരുമകളെ അല്ല. മകളെ അല്ലെ അമ്മെ… മറുതലക്കൽ ആനന്ദക്കണ്ണീരിൽ കുതിർന്ന അമ്മയുടെ ഒരു മൂളൽ മാത്രമേ അരുൺ കേട്ടൊള്ളൂ അതിൽ എല്ലാമുണ്ടായിരുന്നു , ഇതെല്ലാം കേട്ടുകൊണ്ട് മാളു അവന്റെ നെഞ്ചോടു ചേർന്നു കിടക്കുകയായിരുന്നു അവരുടെ രണ്ടാളുടെയും നാളത്തെ നല്ല ന്നാളുകളുംസ്വപ്നം കണ്ടുകൊണ്ട് , അപ്പോഴേക്കുംട്രൈൻ കൊല്ലംസ്റ്റേഷനുംകഴിഞ്ഞു അവരുടെ പ്രണയത്തെയുംസ്നേഹത്തെയുംസാക്ഷ്യംവഹിച്ചുകൊണ്ട് ഒരു ചിഹ്നംവിളിയോടെ കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു ദൂരെ ദൂരേക്ക്… ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1 Bahrainakkare Oru Nilavundayirunnu നാട്ടിൽ പോകുവാൻ ഒരുങ്ങിയിറങ്ങി നിൽക്കുന്ന എന്റെ പെട്ടികളെല്ലാം കാറിൽ കയറ്റി… മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു. പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും മുത്തശ്ശിയുടെ പഴങ്കഥകൾ… ബെംഗളൂരു ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി മൂന്ന് പേരെ കൂടി ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. വാതുവെപ്പിൻ്റെ തുക ശേഖരിക്കാൻ വരത്തൂർ പോലീസ് സ്റ്റേഷനു സമീപം എത്തിയ എത്തിയ ശാബിർ ഖാനെ (32) രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടി. ഇയാളിൽ നിന്നും നാല് ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സിസിബിയുടെ മറ്റൊരു നീക്കത്തിൽ തുംകൂർ സ്വദേശികളായ രംഗനാഥ് (29 സോമശേഖർ (30) എന്നിവർ പിടിയിലായി. വാതുവെപ്പിനായുള്ള പണം ശേഖരിക്കാനായി പോകവെ പഴയ മദ്രാസ് റോഡിലുള്ള മാളിൽ വെച്ചാണ് ഇവർ പിടിയിലായത്. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ്; സ്റ്റാന്‍ഡ് അപ്പ്… കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 315 പേര്‍ക്ക്; 236… ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോ എന്ന് ഇസ 🤣 പിള്ളേരുടെ ആഗ്രഹം അല്ലെ ഓക്കേ എന്ന് ഉണ്ണീശോ 🤣😍 ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോ എന്ന് ഇസ 🤣 പിള്ളേരുടെ ആഗ്രഹം അല്ലെ ഓക്കേ എന്ന് ഉണ്ണീശോ 🤣😍 ഉണ്ണീശോയോടു തന്റെ ഫ്രണ്ട്സിനെ ഒന്ന് അഡ്ജസറ്റ് ചെയ്യാമോ എന്ന് ഇസ 🤣 പിള്ളേരുടെ ആഗ്രഹം അല്ലെ ഓക്കേ എന്ന് ഉണ്ണീശോ 🤣😍 മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. മലയാള ചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നിൽക്കുന്ന താരം. അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പഴയ ചുള്ളൻ ചെക്കന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരത്തിനും കുടുംബത്തിനും ആരാധക പിന്തുണ ഏറെ ലഭിക്കുന്നുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അപ്പനെ പോലെ തന്നെ ഇസ കുട്ടനും ആരാധകർ ഏറെയുണ്ട്. ശിശുദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചാക്കോച്ചൻ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പും ആണ് വൈറൽ ആകുന്നത്. ചിത്രത്തിൽ ഒന്നിൽ യൗസേപ്പിതാവ് ഉണ്ണിശോയുടെ നെറ്റിയിൽ ചുംബിക്കുന്നതും തൊട്ടടുത്ത മാതാവ് നിൽക്കുന്നതുമാണ്. രണ്ടാമത്തേത് ഉണ്ണീശോയും മാതാവുമാണ് ചിത്രത്തിൽ. എന്നാൽ ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ടായി. തൊട്ടു താഴെയായൂള്ള മാതാവിന്റെ കയ്യിൽ ഉണ്ണീശോയ്ക്ക് പകരം ജെറിയുടെയും ഒരു ഡിസ്നി ക്യാരക്ടറും ആണ്. മാതാവിന്റെ കയ്യിൽ കുറച്ചു മാറി ഉണ്ണീശോയും കാണാം. ചാക്കോച്ചൻ ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ് ഇസു ഉണ്ണിയോട് തന്റെ കൂട്ടുകാരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ഒന്നു ചോദിച്ചു. ശിശുദിനം അല്ലേ, പിള്ളേരുടെ ഒരു ആഗ്രഹം അല്ലേ ഉണ്ണിയേശു was ഒക്കെ. എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിന ആശംസകൾ എന്നാണ് ചാക്കോച്ചൻ കുറിപ്പ് നൽകിയത്. അടിക്കുറിപ്പും ചിത്രവും സോഷ്യൽ മീഡിയ കൈയേറി കഴിഞ്ഞു. നിരവധി ആരാധകരും താരങ്ങളുമാണ് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ജെറി മാത്രമോ ടോം എന്തിയെ എന്ന ഒരു ആരാധികയുടെ കമന്റിന് താഴെ ചാക്കോച്ചൻ താഴെ ടോം ചായ കുടിക്കാൻ പോയി എന്നാണ് മറുപടി നൽകിയിട്ടുള്ളത്. എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. സേമിയയും പുഴുങ്ങിയ മുട്ടയും ഉണ്ടോ എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരു അടിപൊളി പലഹാരം 😋👌 എത്ര അഴുക്ക്‌ പിടിച്ച ഗ്യാസടുപ്പും ഇങ്ങനെ ചെയ്‌താൽ പുതിയത് പോലെ ആകും 😳 ഇന്ന് തന്നെ ട്രൈ ചെയ്‌തു നോക്കൂ 😳👌 അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാൽ' ചിത്രീകരണം പൂർത്തിയായി. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അനൂപ് മേനോന്‍ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടൈം ആന്‍ഡ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ പി എ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിന്റെ നിർമ്മാണം. സണ്ണി വെയ്ൻ, സായ്‍കുമാര്‍, രണ്‍ജി പണിക്കർ, സുരേഷ് കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ, ഇർഷാദ്, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, കെ ലാൽജി, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാർവ്വതി തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം നിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, പിആർഒ പി.ശിവപ്രസാദ്, സുനിത സുനിൽ. ഗോത്രജനതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ഹ്രസ്വചിത്രം ഇഞ്ച ജോൺ ലൂതർ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് മികച്ച സ്കൂൾ പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം വയനാട് ജില്ലക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ ഏറ്റവും നല്ല പ്രവേശനോത്സവ ചിത്രത്തിന മട്ടാഞ്ചേരി: കാമുകിയുടെ മകളെ പീഡിപ്പിച്ച 46കാരന് ജീവപരന്ത്യവും കഠിനതടവും. മട്ടാഞ്ചേരി സ്വദേശിയും നാല്‍പ്പത്തിയാറുകാരനുമായ ക്ലമന്‍റിനാണ് പോക്സോ കോടതി ജീവപര്യന്തം തടവിനു മുന്നോടിയായി 10 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും വിധിച്ചത്. 15 വയസുള്ള സഹോദരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുന്നത് പുറത്തുറയാനൊരുങ്ങിയ 12 വയസുകാരിയെ മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. രണ്ടു കേസിലുമായി 36 വർഷം കഠിന തടവും ജീവപര്യന്തവുമാണു പ്രതി അനുഭവിക്കേണ്ടതെങ്കിലും 36 വർഷത്തെ തടവ് ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാകും. ഇളയകുട്ടിയെ ഉപദ്രവിച്ച കുറ്റങ്ങൾക്ക് അടക്കം ലഭിച്ച 10 വർഷം കഠിനതടവാണ് പ്രതി ആദ്യം അനുഭവിക്കേണ്ടത്. ഇളയ പെണ്‍കുട്ടിയാണ് പീഡനവിവരം അധ്യാപകരോട് പറഞ്ഞത്. അതുവഴിയാണ് പീഡനവിവരം പൊലീസ് അറിയുന്നത്. കോടതി ചുമത്തിയ പിഴത്തുക കുറ്റകൃത്യത്തിന് ഇരയായ പെൺകുട്ടികൾക്കു നൽകണം. മരട് പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോ കോടതി ജഡ്ജി കെ.സോമനാണു പ്രതിക്കു ശിക്ഷ വിധിച്ചത്. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി ഒന്നു മുതല്‍ വരാപ്പുഴയില്‍ നിന്ന് സ്വതന്ത്രമായ തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് ഇടവകക്കാരനുമായി മാറിയ എനിക്ക് അത് അത്യന്തം ആനന്ദം നല്‍കിയ വാര്‍ത്തയായി. വരാപ്പുഴയുടെ പ്രാധാന്യം തിരിച്ചറിയുന്തോറും ഇവിടെ ജനിച്ചു വളരാന്‍ സാധിച്ചതില്‍ അഭിമാനം തോന്നിയിരുന്നു. വരാപ്പുഴയുടെ ചരിത്രത്തിലേക്ക് ഞാന്‍ ഊളിയിട്ടിറങ്ങി. അതെന്നെ വല്ലാതങ്ങ് അത്ഭുതപ്പെടുത്തി. വരാപ്പുഴ കര്‍മ്മലീത്താ മിഷണറിമാര്‍ ഒരു നൂറ്റാണ്ട് മുമ്പ്, 1919-ല്‍, സ്ഥാപിച്ച ഒരു പള്ളിക്കൂടം തുണ്ടത്തുംകടവിലുണ്ട്. അവിടെയായിരുന്നു എന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ ഉണ്ടായി 50 വര്‍ഷം കഴിഞ്ഞാണ്, 1970-ല്‍, അവര്‍ അവിടെ ഒരു ചെറിയ പള്ളിക്ക് തുടക്കം കുറിച്ചത്. അങ്ങനെ അത് സ്‌കൂള്‍ പള്ളിയെന്ന് അറിയപ്പെടാന്‍ തുടങ്ങി. അപ്പനോടും അമ്മയോടുമൊപ്പം പത്തുവയസ്സുവരെ എല്ലാറ്റിനും വരാപ്പുഴ പള്ളിയിലാണ് ഞാന്‍ പോയിരുന്നത്. കൊച്ചുപയ്യനായ എന്നെ സംബന്ധിച്ചിടത്തോളം വരാപ്പുഴ ദേവാലയം ബ്രഹ്മാണ്ഡമായ ഒന്നു തന്നെയായിരുന്നു. അള്‍ത്താരയിലേക്കു നോക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായൊരു അനുഭവമായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍, ലത്തീന്‍ ഭാഷയിലുള്ള ദിവ്യബലിക്ക് ചവിട്ടര്‍മോണിയം (ങമിൗമഹ ഛൃഴമി) വായിച്ച് ഗ്രിഗോറിയന്‍ സംഗീതത്തില്‍ പാടുന്ന ഗായകസംഘം, വിശേഷാല്‍ അവസരത്തില്‍ ഠല ഉലൗാ പാടുമ്പോഴുള്ള പ്രത്യേക അനുഭവം… എല്ലാമെല്ലാം വരാപ്പുഴ പള്ളിയുമായുള്ള എന്റെ ഓര്‍മ്മകളാണ്. വരാപ്പുഴ പള്ളിയില്‍ വച്ചാണ് ഗ്രിഗോറിയന്‍ സംഗീതം എന്റെ മനസ്സില്‍ നന്നായി പതിഞ്ഞത്. വരാപ്പുഴയില്‍ ദൈവദാസി മദര്‍ ഏലീശ്വായുടെ മക്കളായ സി.ടി.സി സന്ന്യാസിനികള്‍ നടത്തുന്ന സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലാണ് 5, 6, 7 ക്ലാസുകള്‍ ഞാന്‍ പഠിച്ചത്. ഞങ്ങളെ പലവട്ടം തൊട്ടടുത്തുതന്നെയുള്ള വരാപ്പുഴ പള്ളിയില്‍ സിസ്റ്റേഴ്‌സ് കൊണ്ടുപോകുമായിരുന്നു. കര്‍മ്മലീത്താ സിസ്റ്റേഴ്‌സിന്റെയും വൈദികരുടെയും സ്വാധീനം എന്റെ ദൈവവിളിക്ക് കാരണമായി. വരാപ്പുഴയില്‍ നിന്നു തുണ്ടത്തുംകടവില്‍ കുര്‍ബ്ബാനയ്ക്കും മറ്റും വന്നിരുന്ന പയസച്ചന്‍ എന്നെ ആകര്‍ഷിച്ച ഒരു മാതൃകാവൈദികനും എന്റെ ദൈവവിളിക്ക് കാരണക്കാരനുമായിരുന്നു. അക്കാലത്ത് വരാപ്പുഴപ്പള്ളി എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇടവകദേവാലയം മാത്രമായിരുന്നെങ്കില്‍ പിന്നീട് കാഴ്ചപ്പാടുകള്‍ക്കു മാറ്റം സംഭവിക്കുകയായിരുന്നു. 13-ാം നൂറ്റാണ്ടില്‍ കൊല്ലം കേന്ദ്രീകരിച്ച് മിഷന്‍പ്രവര്‍ത്തനത്തിനായി കടന്നുവന്ന ഫ്രാന്‍സിസ്‌കന്‍, ഡോമിനിക്കന്‍ മിഷണറിമാര്‍, തുടര്‍ന്ന് 1329-ല്‍ പേര്‍ഷ്യയിലെ സുല്‍ത്താനിയ അതിരൂപതയുടെ സാമന്ത രൂപതയായി രൂപം കൊണ്ട കൊല്ലം രൂപത, രൂപതയുടെ ആദ്യ മെത്രാന്‍ ജോര്‍ദാനൂസ് കത്തലാനി, പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളത്തില്‍ വളരെ ശക്തമായി നടത്തപ്പെട്ട മിഷന്‍പ്രവര്‍ത്തനം, തുടര്‍ന്ന് ഗോവ അതിരൂപതയുടെ സാമന്തരൂപതയായി 1557-ല്‍ രൂപംകൊണ്ട കൊച്ചി രൂപത, സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1565-ല്‍ പാപ്പ സ്ഥാപിച്ച അങ്കമാലി അതിരൂപത – ഇതെല്ലാം സൂചിപ്പിക്കുന്നത് സുറിയാനി കത്തോലിക്കരുടെയും ലത്തീന്‍ കത്തോലിക്കരുടെയും ശക്തമായ സാന്നിധ്യം 16-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലുണ്ടായിരുന്നു എന്നതാണ്. ഗോവ മെത്രാപ്പോലീത്ത അലെക്‌സിസ് മെനേസിസ് 1599-ല്‍ ഉദയംപേരൂരില്‍ നട ത്തിയ സൂനഹദോസും തുടര്‍ന്ന് 1653-ല്‍ ഉണ്ടായ കൂനന്‍കുരിശു ശപഥവുമെല്ലാം വരാപ്പുഴയിലേക്ക് കര്‍മ്മലീത്തര്‍ വരുന്നതിന് ഇടയാക്കിയ സംഭവങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കര്‍മ്മലീത്താ മിഷണറിമാരെ അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പാ ഇങ്ങോട്ടയച്ചത് ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ കൊടുങ്ങല്ലൂര്‍ രൂപതയില്‍ നിന്നു പുറത്തുപോയ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ തങ്ങളുടെ അജപാലകനായ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്ത ഗാര്‍സ്യയുമായി പുനരഞ്ജിപ്പിക്കുക എന്ന ദൗത്യവുമായിട്ടായിരുന്നു. പരിശുദ്ധ പാപ്പായുമായി നല്ലൊരു ശതമാനം പേരും അനുരഞ്ജനത്തിലായെങ്കിലും തിരിച്ച് കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയുടെ കീഴിലായിരിക്കാന്‍ വിസമ്മതിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാപ്പാ 1659 ഡിസംബര്‍ 3-ാം തീയതി മലബാര്‍ വികാരിയാത്ത് സ്ഥാപിക്കുകയും അതിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയും കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററുമായി സെബസ്ത്യാനിയെ നിയമിക്കുകയും ചെയ്തത്. ഡച്ചുകാര്‍ പോര്‍ച്ചുഗീസ് കൊച്ചി കീഴടക്കിയതും, ഡച്ചുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഏതദ്ദേശീയനായ ഫാ. പറമ്പില്‍ ചാണ്ടിയെ മെത്രാനാക്കി മലബാര്‍ വികാരിയാത്തിന്റെ ഉത്തരവാദിത്വമേല്പ്പിച്ച് സെബസ്ത്യാനി തിരിച്ചുപോയതും മറ്റൊരു ചരിത്രം. വരാപ്പുഴ ദ്വീപിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി അക്കാലത്ത് ഇടപ്പള്ളി ഇടവകക്കാരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍കൂടുതലായി താമസിച്ചിരുന്നുവെന്ന് ന്യായമായും നമുക്ക് അനുമാനിക്കാവുന്നതാണ്. കത്തോലിക്കാ മിഷണറിമാരോട് ഡച്ചുകാര്‍ക്കുള്ള വിരോധം കുറഞ്ഞപ്പോള്‍ ബിഷപ് സെബസ്ത്യാനിയുടെ സഹപ്രവര്‍ത്തകനും ഡച്ച് ഗവര്‍ണര്‍ വാന്‍ റീഡിന്റെ സുഹൃത്തുമായ ഫാ. മത്തേവൂസ് പാദ്രിയുടെ ശ്രമഫലമായി 1673-ല്‍ ചാത്യാത്തും വരാപ്പുഴയും ഓരോ ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. വരാപ്പുഴയില്‍ കര്‍മ്മലീത്താ ആശ്രമവും 1675-ല്‍ സെമിനാരിയും പണിതു. തന്റെ അധികാര പരിധിയില്‍ നിന്ന് അവ ഒഴിവാക്കിക്കൊണ്ടാണ് പറമ്പില്‍ ചാണ്ടി മെത്രാന്‍ അവ പണിയാനുള്ള അനുവാദം കര്‍മ്മലീത്തര്‍ക്കു നല്‍കിയത്. അന്ന് പോര്‍ച്ചുഗീസ് ശക്തികേന്ദ്രമായിരുന്നതും വികസിതവുമായ കൊച്ചിയും പരിസരപ്രദേശങ്ങളും തിരഞ്ഞെടുക്കാതെ ശാന്തവും സ്വസ്ഥവുമായ ഒരു ചെറുദ്വീപാണ് കര്‍മ്മലീത്തര്‍ തങ്ങളുടെ കേന്ദ്രസ്ഥാനമായി കണ്ടെത്തിയത്. അതു വരാപ്പുഴയുടെ പുണ്യമായി ഭവിച്ചു. ബിഷപ് സെബസ്ത്യാനിക്കുശേഷം നാട്ടുകാരായ മെത്രാന്മാരുടെ കൈകളില്‍ ഏല്പിക്കപ്പെട്ട മലബാര്‍ വികാരിയാത്തിന്റെ അധിപനായി 1700-ല്‍ ഒരു ഇറ്റാലിയന്‍ കര്‍മ്മലീത്ത വൈദികനും വരാപ്പുഴ സെമിനാരി റെക്ടറുമായിരുന്ന ആഞ്ചലോ ഫ്രാന്‍സിസിനെ പാപ്പാ നിയോഗിച്ചു. ബിഷപ് ആഞ്ചലോ ഫ്രാന്‍സിസാണ് വികാരിയാത്തിന്റെ ആസ്ഥാനം വരാപ്പുഴയിലേക്ക് മാറ്റുന്നത്. അതുവരെ വികാരി അപ്പസ്‌തോലിക്കമാര്‍ കുറവിലങ്ങാട്, മട്ടാഞ്ചേരി, ഇടക്കൊച്ചി, മുട്ടം തുടങ്ങിയ കേന്ദ്രങ്ങളില്‍ താമസിച്ചുകൊണ്ടാണ് വികാരിയാത്തിന്റെ ഭരണം നിര്‍വ്വഹിച്ചിരുന്നത്. മലബാര്‍ വികാരിയാത്ത് 1709-ല്‍ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ പ്രദേശങ്ങള്‍ വരാപ്പുഴ വികാരിയാത്തിന്റെ അധികാര പരിധിയില്‍ കൊണ്ടുവരികയും ചെയ്തു. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് പദ്രുവാദോ മിഷണറിമാരും പ്രൊപ്പഗാന്തയുടെ കീഴിലായിരുന്ന വികാരിയാത്തുകളിലെ മിഷണറിമാരും തമ്മില്‍ നിലനിന്നിരുന്ന കലഹങ്ങളും സംഘര്‍ഷങ്ങളും അധികാര തര്‍ക്കങ്ങളും എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുവേണ്ടി 1838-ല്‍ ചരിത്രപ്രസിദ്ധമായ ‘മുള്‍ത്ത പ്രെക്ലാരെ’ എന്ന പേരില്‍ പാപ്പാ ഒരു കല്പന പുറപ്പെടുവിച്ചു. അതുവഴിയായി കൊച്ചി, കൊടുങ്ങല്ലൂര്‍ രൂപതകള്‍ നിര്‍ത്തലാക്കുകയും തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ദക്ഷിണ കാനറ വരെയും വരാപ്പുഴ വികാരിയാത്തില്‍ ലയിപ്പിക്കുകയും ചെയ്തു. 1845-ല്‍ അജപാലന ശുശ്രൂഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി പാപ്പാ വരാപ്പുഴ വികാരിയാത്തിനെ മൂന്നു വികാരിയാത്തുകളായി വിഭജിച്ചു. വടക്കന്‍ പ്രദേശം മംഗലാപുരം ആസ്ഥാനമായും, തെക്കന്‍ പ്രദേശം കൊല്ലം ആസ്ഥാനമായും, മധ്യഭാഗം വരാപ്പുഴ കേന്ദ്രമാക്കിയും വിഭജനം നടന്നു. 1886-ല്‍ ഇന്ത്യയില്‍ ഹയരാര്‍ക്കി രൂപീകരിച്ചപ്പോള്‍ വരാപ്പുഴ വികാരിയാത്ത് അതിരൂപതയായിത്തീരുകയും, കൊല്ലം വരാപ്പുഴയുടെയും, കൊച്ചി വീണ്ടും ഗോവ അതിരൂപതയുടെയും സമാന്തരൂപതകളായി മാറുകയും ചെയ്തു. അങ്ങനെ ലെയൊണാര്‍ദോ മെല്ലാനോ വരാപ്പുഴ അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി. സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1887-ല്‍ സ്ഥാപിതമായ കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ ഭരണപരമായി വരാപ്പുഴ അതിരൂപതയുടെ കീഴില്‍ തുടര്‍ന്നു. 1896-ല്‍ പാപ്പ ഈ വികാരിയാത്തുകളെ തൃശ്ശൂര്‍, ചങ്ങനാശ്ശേരി, എറണാകുളം എന്നിങ്ങനെ മൂന്നു വികാരിയാത്തുകളായി പുനഃസംഘടിപ്പിച്ചു. 1923 ഡിസംബര്‍ 21ന് 11-ാം പീയൂസ് പാപ്പാ സീറോ മലബാര്‍ പ്രോവിന്‍സ് രൂപീകരിച്ചുകൊണ്ട് സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. അതോടെ വരാപ്പുഴ അതിരൂപതയുടെ അധികാര പരിധിയില്‍ നിന്നു സുറിയാനി കത്തോലിക്കരെ വേര്‍പെടുത്തിക്കൊണ്ട് എറണാകുളം വികാരിയാത്ത് അതിരൂപതയായും, തൃശ്ശൂര്‍, കോട്ടയം, ചങ്ങനാശ്ശേരി വികാരിയാത്തുകള്‍ സാമന്തരൂപതകളായും പ്രഖ്യാപിക്കപ്പെട്ടു. കര്‍മ്മലീത്താ മിഷണറിമാര്‍ സ്ഥാപിച്ച വരാപ്പുഴപ്പള്ളി തുടക്കം മുതല്‍ വരാപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും സുറിയാനി കത്തോലിക്കരുടെയും ലത്തീന്‍ കത്തോലിക്കരുടെയും ഇടവകപ്പള്ളി എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ പ്രദേശങ്ങളിലെ സുറിയാനി കത്തോലിക്കര്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി ഇടവകക്കാരായിരുന്നു. യാത്രാക്ലേശം കൊണ്ടുകൂടിയാണ് അവര്‍ തൊട്ടടുത്തുള്ള വരാപ്പുഴപ്പള്ളിയില്‍ ആധ്യാത്മിക ആവശ്യങ്ങള്‍ക്കായി പോയിരുന്നത്. വരാപ്പുഴയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളായ കൂനമ്മാവ്, ചേരാനല്ലൂര്‍, കോതാട്, പിഴല, ചേന്നൂര്‍, ചെട്ടിഭാഗം, മുട്ടിനകം, പാനായിക്കുളം, നീറിക്കോട്, വള്ളുവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ തങ്ങളുടെ മിഷന്‍പ്രവര്‍ത്തനം കര്‍മ്മലീത്താ മിഷണറിമാര്‍ വരാപ്പുഴ ഇടവകയുടെ മിഷന്‍ സ്റ്റേഷനുകള്‍ എന്ന നിലയില്‍ വ്യാപിപ്പിച്ചു. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മലീത്താ മിഷണറിമാരുടെ മിഷന്‍ പ്രവര്‍ത്തനം മൂലവും ചരിത്രപരമായ മറ്റു കാരണങ്ങളാലും ലത്തീന്‍ കത്തോലിക്കാ വിശ്വാസികളുടെ സംഖ്യ വര്‍ധിക്കുകയും സുറിയാനി കത്തോലിക്കര്‍ വരാപ്പുഴയില്‍ ന്യൂനപക്ഷമാകുകയും ചെയ്തു. അക്കാലത്ത് വരാപ്പുഴ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സുറിയാനി കത്തോലിക്കരുടെ ഇടയില്‍ വരാപ്പുഴ കര്‍മ്മലീത്താ അധികാരികളോട് മാനസിക അകല്‍ച്ച ഉടലെടുത്തു. സ്വന്തമായി ഒരു പള്ളി എന്ന ആശയം അവര്‍ വച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതിനുള്ള ഒരു അവസരം വന്നുചേര്‍ന്നത് 1786-ല്‍ ആയിരുന്നു. പാറേമ്മാക്കല്‍ തോമാ കത്തനാര്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററാകുന്നത് ആ വര്‍ഷമാണ്. കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ വികാരി അപ്പസ്‌തോലിക്ക അപ്പോഴും വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്നു. എന്നിരുന്നാലും സുറിയാനി കത്തോലിക്കാ പള്ളിക്കാരെല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായി. അതോടെ വരാപ്പുഴ പ്രദേശത്ത് താമസിച്ചിരുന്നവരും വരാപ്പുഴ പള്ളി ഇടവകക്കാരുമായിരുന്ന സുറിയാനി കത്തോലിക്കര്‍ 1787-ല്‍ പാറേമ്മാക്കല്‍ ഗോവര്‍ണദോറെ സമീപിച്ച് തങ്ങളുടെ ആവലാതികള്‍ അറിയിച്ചു. അദ്ദേഹം കര്‍മ്മലീത്താ പാതിരിമാരുടെ കീഴില്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന സുറിയാനി കത്തോലിക്കര്‍ക്ക് ഞാറയ്ക്കല്‍ പള്ളിയില്‍ ഇടവക ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി. വരാപ്പുഴ പള്ളി സ്ഥാപിതമാകുന്നതിനു മുന്‍പ് വരാപ്പുഴയിലെ സുറിയാനിക്കാര്‍ ഇടപ്പള്ളി ഇടവകക്കാരായിരുന്നുവല്ലോ. ആ നിലയില്‍ ഇടപ്പള്ളിയിലേക്ക് തിരിച്ചുപോകാന്‍ ചിലര്‍ ആഗ്രഹിച്ചെങ്കിലും ചേരാനല്ലൂരിലും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്ന മുഹമ്മദീയന്മാരുമായി സുറിയാനിക്കാര്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നതിനാലും, യാത്രാസൗകര്യം മുന്‍നിര്‍ത്തിയും അവര്‍ ഞാറയ്ക്കല്‍ പള്ളിയില്‍ ഇടവക ചേരുകയാണുചെയ്തത്. വീരന്‍പുഴയിലൂടെ വഞ്ചി യാത്ര ചെയ്തുവേണമായിരുന്നു വരാപ്പുഴക്കാര്‍ക്ക് ഞാറക്കലിലേക്ക് പോകാന്‍. വീരന്‍പുഴയിലൂടെയുള്ള യാത്ര ദുസ്സഹവും അപകടകരവുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വരാപ്പുഴ ദേശത്ത് തങ്ങളുടേതു മാത്രമായി ഒരു ദേവാലയം എന്ന അവരുടെ സ്വപ്‌നം അഡ്മിനിസ്‌ട്രേറ്ററെ അറിയിച്ചു. വരാപ്പുഴയിലെ മാനമ്പാടി എന്ന സ്ഥലത്ത് ജനങ്ങളുടെ അഭിപ്രായപ്രകാരം ഒരു ദേവാലയം സ്ഥാപിക്കുന്നതിന് ഗോവര്‍ണദോര്‍ അനുവാദം നല്‍കി. 1788-ല്‍ ഒരു താല്ക്കാലിക ദേവാലയം നിര്‍മ്മിച്ച് വരാപ്പുഴ ഇടവകയില്‍ നിന്ന് സുറിയാനിക്കാര്‍ സ്വതന്ത്രരായി. തങ്ങളുടെ യഥാര്‍ത്ഥ ഇടവകയായിരുന്ന ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മധ്യസ്ഥന്റെ പേരില്‍ പുതിയ ദേവാലയം തുടങ്ങാനാണ് തോമാ കത്തനാര്‍ അവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ സാക്ഷാല്‍ വരാപ്പുഴയിലെ കര്‍മ്മലീത്താ ദേവാലയത്തിന്റെ പേര് സുറിയാനി പള്ളിക്കും നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. ‘പുതിയ’ എന്നര്‍ത്ഥം വരുന്ന ‘പുത്തന്‍’ എന്ന പദം വരാപ്പുഴയ്ക്കും പള്ളിക്കും ഇടയില്‍ ചേര്‍ക്കുകയായിരുന്നു. അങ്ങനെ വരാപ്പുഴ ചെട്ടിഭാഗത്തിനടുത്ത് അന്ന് മാനമ്പാടി എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് വരാപ്പുഴ പുത്തന്‍പള്ളി എന്ന പേരില്‍ സുറിയാനി കത്തോലിക്കര്‍ക്ക് ഒരു പുതിയ ഇടവകയുണ്ടായി. വരാപ്പുഴയുടെ തന്നെ ഭാഗമാണ് ചെട്ടിഭാഗം. ‘കുടുംബികള്‍’ കൂടുതലായി താമസിച്ചിരുന്ന സ്ഥലത്തെയാണ് ചെട്ടിഭാഗം എന്നു വിളിച്ചിരുന്നത്. കാരണം വരാപ്പുഴ പ്രദേശത്ത് ‘കുടുംബികള്‍’ അറിയപ്പെട്ടിരുന്നത് ‘ചെട്ടികള്‍’ എന്ന പേരിലാണ്. ചെട്ടിഭാഗത്തിനു വടക്കുവശം നമ്പൂതിരിമാരുടെയും നായന്മാരുടെയും മനകളായിരുന്നു. മനകള്‍ക്ക് സമീപംപാടികളും (പാടി എന്നാല്‍ അങ്ങാടി മനകളും പാടികളുമുണ്ടായിരുന്ന സ്ഥലത്തിനു ക്രമേണ സിദ്ധിച്ച പേരാണ് ‘മാനമ്പാടി.’ ഈ മാനമ്പാടിയുടെ കിഴക്കുഭാഗത്തുണ്ടായിരുന്ന വിശാലമായ സ്ഥലമാണ് സുറിയാനി കത്തോലിക്കര്‍ ദേവാലയനിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത്. എന്റെ അമ്മൂമ്മയുടെ നാവില്‍ നിന്നാണ് ബാലനായ ഞാന്‍ മാനമ്പാടി എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. മാനമ്പാടിയിലെ വരാപ്പുഴ പുത്തന്‍പള്ളിയുടെ ഒരു കപ്പേള ഉണ്ണീശോയുടെ നാമത്തില്‍ ചെട്ടിഭാഗത്ത് 1913-ല്‍ സ്ഥാപിതമായിരുന്നു. ആ കപ്പേള 1967-ല്‍ പുനരുദ്ധരിച്ച് മൂന്നു നിലയുള്ള കപ്പേളയാക്കി മാറ്റി. ചെട്ടിഭാഗത്തുള്ള ഈ കപ്പേളയെപ്പറ്റിയാണ് മാനമ്പാടി കപ്പേളയെന്ന് അമ്മൂമ്മ എന്നോട് പറഞ്ഞത്. കടമക്കുടി സെന്റ് അഗസ്റ്റിന്‍സ്, തുണ്ടത്തുംകടവ് സെന്റ് മേരീസ്, വള്ളുവള്ളി സെന്റ് ആന്റണീസ്, ചേരാനല്ലൂര്‍ കോട്ടപ്പറമ്പ്, വരാപ്പുഴ സെന്റ് തോമസ്, കൊങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ്, ഏലൂര്‍ സെന്റ് ആന്‍സ്, പാതാളം സെന്റ് ജൂഡ് എന്നീ ദേവാലയങ്ങള്‍ പുത്തന്‍പള്ളിയില്‍ നിന്നു പല കാലങ്ങളിലായി പിരിഞ്ഞുപോയ പള്ളികളാണ്. മാനമ്പാടി വരാപ്പുഴ പുത്തന്‍പള്ളിയിരിക്കുന്ന സ്ഥലത്തിന്റെ പേരു തന്നെ മാറിപ്പോയി. ഇപ്പോള്‍ അത് പുത്തന്‍പള്ളിയെന്നാണ് അറിയപ്പെടുന്നത്. ഇടവകപ്പള്ളി സെന്റ് ജോര്‍ജ് പുത്തന്‍ പള്ളിയെന്നുമാണ് ഇപ്പോള്‍ ദൈവജനവും പൊതുസമൂഹവും പറയുക. അനുരഞ്ജന ദൗത്യം ഏല്‍പ്പിക്കപ്പെട്ട് കടന്നുവന്ന കര്‍മ്മലീത്താ മിഷണറിമാരെ താമസിയാതെ തന്നെ 1659-ല്‍ മലബാര്‍ വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് തദ്ദേശീയ കത്തോലിക്കാസഭയുടെ ഭരണസാരഥ്യം ഏല്പിച്ച അലക്‌സാണ്ടര്‍ ഏഴാമന്‍ പാപ്പായുടെ ഇടപെടല്‍ വിശുദ്ധ പത്രോസിന്റെ ഇടപെടല്‍ തന്നെയായിരുന്നു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച് 175 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ദക്ഷിണ കാനറ വരെയുള്ള കത്തോലിക്കരെ ഒരു കുടക്കീഴിലാക്കി വരാപ്പുഴ കേന്ദ്രമാക്കി ഭരിക്കുവാന്‍ കര്‍മ്മലീത്താ മിഷണറിമാരെ പ്രാപ്തരാക്കിയ ദൈവത്തിനു നന്ദി. 1700 മുതല്‍ മലബാര്‍ വികാരിയാത്തിന്റെയും 1709 മുതല്‍ വരാപ്പുഴ വികാരിയാത്തിന്റെയും 1886 മുതല്‍ 1936 വരെ വരാപ്പുഴ അതിരൂപതയുടെയും കത്തീഡ്രല്‍ ദേവാലയമായിരുന്നു സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ ദേവാലയം. ചരിത്രബോധത്തോടെ നോക്കിയാല്‍ വികാരിയാത്തുകളുമായി ബന്ധപ്പെട്ട് വളര്‍ന്ന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷന്‍വേല ചെയ്യുന്ന ആഗോള സീറോ മലബാര്‍ സഭയ്ക്കും, കേരള ലത്തീന്‍ സഭയ്ക്കും, പരോക്ഷമായി സീറോ മലങ്കരസഭയ്ക്കും, കൊല്ലം രൂപതയില്‍ നിന്നു വിഭജിക്കപ്പെട്ട കോട്ടാര്‍, കുഴിത്തുറ രൂപതകള്‍ക്കും, മംഗലാപുരം രൂപതയ്ക്കുമൊക്കെ അഭിമാനിക്കാവുന്ന ഒരു മഹനീയ മുഹൂര്‍ത്തമാണ് 2021 മാര്‍ച്ച് 13 – അവരുടെ കത്തീഡ്രല്‍ ദേവാലയമായിരുന്ന ഈ ദേവാലയ മാതാവ് ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുന്ന ദിനം. ഇടവക തലത്തില്‍ ചിന്തിച്ചാല്‍ അവിഭക്ത വരാപ്പുഴ ഇടവകയുടെ ഭാഗമായിരുന്ന വരാപ്പുഴയുടെ ചുറ്റുപാടുമുള്ള എല്ലാ ഇടവകകള്‍ക്കും, മാനമ്പാടി അവിഭക്ത സെന്റ് ജോര്‍ജ് വരാപ്പുഴ പുത്തന്‍പള്ളി സുറിയാനി ഇടവകയ്ക്കും അഭിമാനത്തിന്റെ നിമിഷം കൂടിയാണിത്. വരാപ്പുഴ സെമിനാരി, പുത്തന്‍പള്ളി സെന്‍ട്രല്‍ സെമിനാരി – ഇവയ്‌ക്കൊക്കെ ഒത്തിരി കഥകളുണ്ടാകും പറയാന്‍. രണ്ടു സെമിനാരികളില്‍ നിന്നുമായി 167 വര്‍ഷം കൊണ്ട് 2,400 വൈദികരെ വാര്‍ത്തെടുക്കാനായി എന്നത് നിസ്സാര കാര്യമല്ല. അവര്‍ കേരള കത്തോലിക്കാസഭയെയും ഭാരതസഭയെയും ആഗോള കത്തോലിക്കാസഭയെയും വളര്‍ത്തി. 1932-ല്‍ ഇതിന്റെ തുടര്‍ച്ചയായി പുത്തന്‍പള്ളി സെമിനാരി മംഗലപ്പുഴയിലേയ്ക്ക് കൂടുമാറ്റം നടത്തിയപ്പോള്‍ അധികം താമസിയാതെ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സെമിനാരികളിലൊന്നായി മാറി. 1932 മുതല്‍ 1998 വരെയുള്ള കാലങ്ങളില്‍ നാലായിരത്തിലേറെ വൈദികര്‍ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നു പുറത്തിറങ്ങി. റീത്തുവ്യത്യാസം കൂടാതെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ വൈദികവിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു കൂരയ്ക്കു കീഴില്‍ വൈദികപരിശീലനം നേടിയിരുന്ന 20-ാം നൂറ്റാണ്ടു വരെയുള്ള ആ കാലം കര്‍മ്മലീത്താ മിഷന്റെ സുവര്‍ണ കാലമെന്നു പറയാം. വരാപ്പുഴ സെമിനാരിയെ കേരളം മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഒരു വിശുദ്ധ വൃക്ഷത്തിന്റെ ചെറുവിത്ത് എന്നാണ് ദീര്‍ഘകാലം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും മംഗലപ്പുഴ ഗോഥിക് ചാപ്പലിന്റെയും കര്‍മ്മലഗിരി സെമിനാരിയുടെയുമൊക്കെ ശില്പിയും സെമിനാരിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത ബിഷപ് ഡോ. വിക്ടര്‍ സാന്‍ മിഗ്വല്‍ വാഴ്ത്തുന്നത്. ഈ സെമിനാരിയെ നയിച്ച ധന്യരും വിശുദ്ധരും വിജ്ഞാനികളുമൊക്കെയായ വൈദികരോടൊപ്പം, ഇവിടെ നിന്ന് പഠിച്ചിറങ്ങിയ മിഷന്‍ തീക്ഷ്ണതയുള്ള വൈദികരോടൊപ്പം, സന്ന്യസ്തരോടൊപ്പം, വിശേഷിച്ച് വിദേശീയരും തദ്ദേശീയരുമായ കര്‍മ്മലിത്താ സന്ന്യസ്തരോടൊപ്പം, എല്ലാ അല്മായരോടുമൊപ്പം, ഈ മംഗളമുഹൂര്‍ത്തത്തില്‍ ഠല ഉലൗാ ഘമൗറമാൗ െഎന്ന ദൈവസ്‌തോത്രഗീതമാലപിച്ച് ദൈവത്തെ മഹത്വപ്പെടുത്താം. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു എറണാകുളം: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (ഇഎസ്എസ്എസ്) ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഗൃഹസുരക്ഷ ഇന്‍ഷ്വറന്‍സ് പദ്ധതി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം നഗരം കേന്ദ്രീകരിച്ച് തീവ്രവാദ ആശയപ്രചാരണം നടത്തുന്ന മാവോവാദികള്‍ എന്നു മുദ്രകുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യുഎപിഎ) കുപ്രസിദ്ധ വകുപ്പുകള്‍ പ്രകാരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച് ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ ആഗമനകാലം രണ്ടാം ഞായർ വിചിന്തനം മരുഭൂമിയിലെ ശബ്ദം (ലൂക്കാ നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ജയസൂര്യയുടെ വിമര്‍ശനം ഉക്കൊള്ളുന്നു, റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്; മന്ത്രി മുഹമ്മദ് റിയാസ് വാട്‌സാപ്പ് സ്വകാര്യതനയം തിരുത്തി കമ്പനി; നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ല ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക് കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് നാലാം ടെസ്റ്റിലും ഇന്ത്യക്ക് ജയം: പരമ്പര, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സുഹൃത്തിന്റെ വിളി ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 ) ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചന്‍ സിനിമ പ്രകൃതി നിയമ നിഷേധം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ചിത്രം വനിതാ വിമോചനം ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 ) വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് ചൈന; ആദ്യം ഇന്ത്യയുടേത് മതിയെന്ന് നേപ്പാള്‍ ചൈനയുടെ സിനോവാക് വാക്‌സിന്‍ നല്‍കുന്നതിന് നേപ്പാളിന് ചൈനയില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭിക്കാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും Read more about കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് ചൈന; ആദ്യം ഇന്ത്യയുടേത് മതിയെന്ന് നേപ്പാള്‍ കൊറോണവൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ഡബ്ല്യൂ.എച്ച്.ഒ സംഘം ചൈനയിലേക്ക് കൊറോണ മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ് 2വിന്റെ ഉറവിടം കണ്ടെത്താനായി ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും Read more about കൊറോണവൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ഡബ്ല്യൂ.എച്ച്.ഒ സംഘം ചൈനയിലേക്ക് വിലക്ക് നീക്കാതെ ചൈന, പതിനായിരത്തോളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ വിലക്ക് തുടരുകയാണ്. കൊവിഡിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എത്തിയത്. ഇവര്‍ ചൈനയിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ മാത്രം പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ Read more about വിലക്ക് നീക്കാതെ ചൈന, പതിനായിരത്തോളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍ ഒരു രാജ്യമായും യുദ്ധത്തിന് ഉദ്ദേശമില്ല; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഒരുരാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവന. യുഎന്‍ പൊതുസഭയുടെ 75-ാമത് Read more about ഒരു രാജ്യമായും യുദ്ധത്തിന് ഉദ്ദേശമില്ല; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ചൈന നാല് പ്രധാന നഗരങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ആഭ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍.എം.ബിയുടെ വികസനം Read more about ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി ചൈന കണക്ക് തിരുത്തി ചൈന; വുഹാനിലെ കൊറോണ മരണസംഖ്യയില്‍ 50% വര്‍ധനവ് കൊറോണവൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനവാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ് Read more about കണക്ക് തിരുത്തി ചൈന; വുഹാനിലെ കൊറോണ മരണസംഖ്യയില്‍ 50% വര്‍ധനവ് വിമാനമിറങ്ങാന്‍ അനുവദിക്കാതെ ചൈന; അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് വൈകുന്നു കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാതെ ചൈന. പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ Read more about വിമാനമിറങ്ങാന്‍ അനുവദിക്കാതെ ചൈന; അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് വൈകുന്നു കൊറോണ: ചൈനയില്‍ മരണം 700 കവിഞ്ഞു; സാമ്പത്തിക സഹായം തേടി ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരണ സംഖ്യ ഉയരുമ്പോഴും ഇതുവരെ വൈറസ് ബാധയെ നിയന്ത്രിച്ച് നിര്‍ത്താനായിട്ടില്ല. ഇതുവരെ ചൈനയില്‍ മാത്രം 717 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത് Read more about കൊറോണ: ചൈനയില്‍ മരണം 700 കവിഞ്ഞു; സാമ്പത്തിക സഹായം തേടി ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ഭീതിയിലാണ് ലോകമിപ്പോള്‍. ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കേസ് കൊറോണ: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശ്രീരംഗപട്ടണത്ത് പോയത്. അന്ന് കണ്ട കാഴ്ച്ചകളില്‍, ടിപ്പു വെടിയേറ്റ് വീണസ്ഥലത്തിന്റേയും ടിപ്പുവിന്റെ കാരാഗൃഹത്തെപ്പറ്റിയുമുള്ള നേര്‍ത്ത ഓര്‍മ്മകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, വയനാട്ടിലേക്കും മൈസൂരേക്കുമുള്ള യാത്രകള്‍ ശ്രീരംഗപട്ടണവും കടന്നായിരുന്നു. ബാല്യകാലസ്മരണകള്‍ ഒന്ന് കൊഴുപ്പിച്ചെടുക്കാന്‍, അല്‍പ്പനേരം ശ്രീരംഗപട്ടണത്ത് ചിലവഴിക്കാന്‍ അക്കാലത്തൊന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കൊടകില്‍ നിന്ന് ബാംഗ്ലൂരേക്കുള്ള യാത്രയില്‍ ഞാനത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്ര ബാംഗ്ലൂരുനിന്ന് രാവിലെ തന്നെ പുറപ്പെടുക; വൈകുന്നേരം വരെ ശ്രീരംഗപട്ടണത്ത് പഴയ ആ പ്രൈമറി വിദ്യാര്‍ത്ഥിയായിത്തന്നെ ചിലവഴിക്കുക. എല്ലാം പദ്ധതിയിട്ടതുപോലെ നടന്നു. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട്, രണ്ട് ദിവസം ചിലവഴിച്ച്, മടങ്ങുന്ന വഴിയില്‍ രാവിലെ തന്നെ ഞങ്ങള്‍ ശ്രീരംഗപട്ടണത്തെത്തി. മൈസൂര് നിന്ന് 19 കിലോമീറ്റര്‍ മാറി മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേയില്‍ മാണ്ട്യ ജില്ലയിലുള്ള ശ്രീരംഗപട്ടണത്തിനെച്ചുറ്റി കാവേരി ഒഴുകുന്നതുകൊണ്ട്, ഒരു ദ്വീപാണിത് എന്നത് അധികമാരും മനസ്സിലാക്കാത്ത കാര്യമാണ്. ശ്രീരംഗപട്ടണം എന്ന ദ്വീപ് – (കടപ്പാട് ഗൂഗിള്‍ മാപ്പിനോട്) ഒരു ഗൈഡ് കൂടെയുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനാവും, വഴികള്‍ അന്വേഷിച്ച് അലയുകയും വേണ്ട. റോഡരുകില്‍ കാറ് ഒതുക്കിനിര്‍ത്തിയ നിമിഷം തന്നെ രണ്ട് പേര്‍ കാറിനടുത്തെത്തി. കേരളത്തില്‍ നിന്നുള്ള വാഹനം ആണെന്ന് മനസ്സിലാക്കിയിട്ടാകാം അതിലൊരാള്‍ മലയാളത്തില്‍ തന്നെ സംസാരം ആരംഭിച്ചു. “ഗൈഡ് വേണോ സാര്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട… ഏത് ഭാഷ വേണമെങ്കിലും സംസാരിക്കും സാര്‍“ ഒട്ടും തേടാതെ തന്നെ വള്ളിയിതാ കാലില്‍ ചുറ്റിയിരിക്കുന്നു! മെനു കാര്‍ഡ് ഇല്ലാത്ത റസ്റ്റോറന്റില്‍ പലഹാരങ്ങളുടെ ലിസ്റ്റ് പറയുന്നതുപോലെ ഒറ്റശ്വാസത്തില്‍ അയാള്‍ ശ്രീരംഗപട്ടണത്ത് പോകാനും കാണാനുമുള്ള സ്ഥലങ്ങളെല്ലാം അക്കമിട്ട് പറഞ്ഞു, 250 രൂപ കൂലിയും പ്രഖ്യാപിച്ചു. പക്ഷെ ഗൈഡായി കൂടെ വന്നത്, മലയാളം സംസാരിച്ച ഈ വിദ്വാന് പകരം കൂടെയുള്ള രണ്ടാമനാണ്; പേര് ജയ്‌റാം. കക്ഷിക്ക് മലയാളം അറിയില്ല. കന്നട, തമിഴ്, ഹിന്ദി, പിന്നെ മരുന്നിനുള്ള ഇംഗ്ലീഷും അറിയാം. ഇക്കൂട്ടരുടെ പലരുടേയും ഇംഗ്ലീഷ് മനസ്സിലാക്കിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് മുന്‍ അനുഭവങ്ങളുള്ളതുകൊണ്ട് ഭാഷ ഹിന്ദി തന്നെ മതിയെന്ന് ഉറപ്പിച്ചു. ഹിന്ദിയിലാകുമ്പോള്‍ ഒറ്റപ്രശ്നമേ എനിക്കുള്ളൂ. ‘അഠാരഹ് സൌ തിര്‍പ്പന്‍‘ എന്നോ മറ്റോ ഇവര്‍ പറഞ്ഞാല്‍, പള്ളിപ്പുറം പള്ളിപ്പെരുന്നാളിന് പള്ളിമുറ്റത്തെ പെട്ടിക്കടകളില്‍ വാങ്ങാന്‍ കിട്ടുന്ന തിര്‍പ്പന്‍ ഓര്‍മ്മ വരുമെന്നല്ലാതെ അതേത് കൊല്ലമാണെന്ന് മനസ്സിലാകില്ല. പിന്നെ കൊല്ലക്കണക്ക് മാത്രം വീണ്ടും ഇംഗ്ലീഷില്‍ പറയിപ്പിക്കേണ്ടിവരും. മുഴങ്ങോടിക്കാരിക്ക് പിന്‍സീറ്റിലേക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ജയ്‌റാം വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു. വാഹനം എങ്ങനെയൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. നഷ്ടപ്രതാപത്തിന്റെ ഇടിഞ്ഞുതകര്‍ന്ന സ്മാരകങ്ങള്‍ക്കിടയിലൂടെ ജയ്‌റാം പറഞ്ഞതുപോലൊക്കെ വളയം തിരിക്കുമ്പോള്‍ വഴികളൊന്നും ശ്രദ്ധിക്കാന്‍ എനിക്കായില്ല. കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ് കോട്ടയില്‍ നിന്ന് മസ്‌ജിദിലേക്ക് കടക്കാം. മൈസൂരിന്റെ സിംഹാസനത്തിലേറിയതിന് ശേഷം ടിപ്പുതന്നെയാണ് 1787 ല്‍ ജാമിയ മസ്ജിദ് ഉണ്ടാക്കിയത്. അദ്ദേഹം ഇമാം ആയി ആദ്യമായി പ്രാര്‍ത്ഥന നടത്തിയതും ജാമിയ മസ്‌ജിദില്‍ ആണെന്ന് പറയപ്പെടുന്നു. വെളിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് കാണുന്ന രണ്ട് മിനാരങ്ങളാണ് മസ്‌ജിദിന്റെ പ്രധാന ആകര്‍ഷണം. മിനാരത്തില്‍ ഒന്നിന്റെ അരികിലുള്ള പടികള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ മസ്‌ജിദിന് അകത്ത് കടക്കേണ്ട എന്നായി ഗൈഡ്. അതിനെന്തെങ്കിലും പ്ര്ശനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്ത്രീജനങ്ങളെ വെളിയില്‍ നിറുത്തി ഞാന്‍ മാത്രം അകത്തുകടക്കുന്നതില്‍ വിരോധമില്ലെന്നായി. ടിപ്പുവിന് പ്രിയപ്പെട്ട പാന്‍, മുന്തിരി, ചുവന്ന റോജ, എന്നീ മൂന്ന് കാര്യങ്ങളാണ് മേല്‍ക്കൂരയിലെ അലങ്കാരപ്പണികളില്‍ മുഴുവനും. പുലിയുടെ തോലിന്റെ നിറത്തോട് സാമ്യമുള്ള ചിത്രപ്പണികള്‍ക്ക് മേലെ വൈറ്റ് വാഷ് ചെയ്ത് അതിന്റെ ശരിയായ കളറുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത് ആരായാലും, ചരിത്രസ്മാരകങ്ങളുടെ വിലയറിയാത്തവര്‍ തന്നെ. ടിപ്പു മസ്‌ജിദില്‍ നമസ്ക്കരിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റുള്ള ജനം അകത്തേക്ക് കടക്കാതെ മടിച്ച് നില്‍ക്കുക പതിവായതുകൊണ്ട്, രഹസ്യവാതിലിലൂടെയാണ് ടിപ്പു ഉള്ളിലെത്തിയിരുന്നത്. ആ രഹസ്യവാതില്‍ ഇപ്പോള്‍ ചുമരുകെട്ടി അടച്ചിരിക്കുന്നു. നീളത്തിലുള്ള വരാന്തപോലുള്ള ഉള്‍ച്ചുമരില്‍ ടിപ്പുവിന്റെ തന്നെ പേര്‍ഷ്യന്‍ ഭാഷയിലുള്ള വരികള്‍ വലുതാക്കി എഴുതി തൂക്കിയിരിക്കുന്നു. വരാന്തയുടെ ഭാഗത്തെ ഉത്തരം താങ്ങുന്ന തേക്കിന്റെ വലിയ തടിക്കഷണങ്ങള്‍ ഇക്കാലമത്രയും കാറ്റും മഴയും വെയിലുമൊക്കെ ഏറ്റിട്ടും ഒരു നാശവും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്. ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍. വരാന്തയ്ക്ക് വെളിയിലുള്ള ഒരാള്‍പ്പൊക്കമുള്ള തൂണില്‍ പൊത്തിപ്പിടിച്ച് കയറിയപ്പോള്‍ നിഴലിന്റെ അടയാളം നോക്കി സമയം തിട്ടപ്പെടുത്തുന്ന ഘടികാരത്തിന്റെ, കേന്ദ്രബിന്ദുവിനെ ചുറ്റിയുള്ള വൃത്തങ്ങള്‍‍ കാണാനായി. 24 മണിക്കൂറാണ് ജന്ദര്‍ മന്ദര്‍ എന്ന് വിളിക്കപ്പടുന്ന ഈ ക്ലോക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പകല്‍ മാത്രമല്ലേ നിഴല്‍ ഉണ്ടാകൂ. പിന്നെന്തിനാണ് 24 മണിക്കൂര്‍ അടയാളങ്ങള്‍ എന്നത് ന്യായമായ സംശയമായിരുന്നു. നിലാവുള്ള രാത്രികളിലും നിഴലിനെ ആശ്രയിച്ചിട്ടുണ്ടാകാം എന്ന് സ്വയം നിഗമനത്തിലെത്തി. എന്തായാലും ഗൈഡില്ലായിരുന്നെങ്കില്‍ കാണാതെ പോകുമായിരുന്ന വിസ്മയമായിരുന്നു അത്. ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്. ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം – മുകളില്‍ നിന്നുള്ള ദൃശ്യം. ഇരുനൂറ് പടികള്‍ കയറിയാല്‍ രണ്ട് നിലയുള്ള മിനാരത്തിന്റെ മുകളില്‍ എത്താം. പ്രാവുകള്‍ നിറയെ കൂടുകൂട്ടിയിരിക്കുന്നു മിനാരങ്ങളില്‍‍. സമയ പരിമിതി കാരണം മിനാരത്തിലേക്ക് കയറാന്‍ നിന്നില്ല. ശ്രീരംഗപട്ടണത്തെ എല്ലാ കാഴ്ച്ചകളും ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കുക ബുദ്ധിമുട്ടാണ്. അത്രയ്ക്കധികം ചരിത്രമാണ് ഈ കൊച്ചുപ്രദേശത്ത് ഉറങ്ങുന്നത്. ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം. പള്ളിയുടെ മതില്‍ക്കെട്ടിനകത്തെ കല്ല് കെട്ടിയ ചതുരത്തിലുള്ള കുളത്തില്‍ കാവേരി നദി കയറി ഇറങ്ങിപ്പോകുന്ന സംവിധാനമാണ് ടിപ്പു ചെയ്തിരുന്നത്. മസ്ജിദിലേക്ക് പോകുന്നതിന് മുന്നേ സുല്‍ത്താന്‍ കൈകാലുകള്‍ കഴുകിയിരുന്ന കുളമാണിത്. കോട്ടമതിലുകള്‍ തകര്‍ക്കപ്പെട്ടതോടെ നദീജലം കയറിയിറങ്ങുന്ന സംവിധാനവും നശിപ്പിക്കപ്പെട്ടു. മഴക്കാലത്ത് വീഴുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. കുളത്തിന്റെ കല്‍ച്ചുമരില്‍ വിളക്കുകള്‍ തെളിച്ച് വെക്കാനുള്ള ചെറിയ പൊത്തുകള്‍ കാണാം. പള്ളി വളപ്പില്‍ ചില ശവക്കല്ലറകളുമുണ്ട്. ടിപ്പുവിന്റെ സേനയിലെ ചിലരുടെയും കുട്ടികളുടേയുമൊക്കെ കല്ലറകളാണത്. മസ്ജിദില്‍ നിന്നിറങ്ങി കോട്ടയ്ക്ക് ചുറ്റിലൂടെ ജയ്‌റാം പറഞ്ഞ വഴികളിലൂടെയൊക്കെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. കോട്ടയുടെ പുറം ചുമരുകള്‍ പലയിടത്തും നശിച്ചെങ്കിലും ഇപ്പോഴും അവശേഷിക്കുന്ന ഒരു ഭാഗമാണ് എലിഫന്റ് ഗേറ്റ്. ആനയ്ക്ക് കടന്ന് പോകാന്‍ പാകത്തില്‍ ഉയരമുള്ള കമാനം തന്നെയാണതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തേക്കുള്ള വഴിയില്‍ പഴമയുടെ ഭാരം താങ്ങാനാകാതെ നിലം പൊത്താനായ ഓടിട്ട കെട്ടിടങ്ങള്‍. ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഒരു കല്ല് തന്നെയാണ് ഇപ്പോഴും വേടിയേറ്റ് വീണ സ്ഥലത്തുള്ളത്. പക്ഷെ ചുറ്റിലും മതില്‍ക്കെട്ടും ഗേറ്റും അതിനൊരു പൂട്ടുമൊക്കെ വന്നിരിക്കുന്നു. ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു. സന്ദര്‍ശന സമയമല്ല, അല്ലെങ്കില്‍ കാവല്‍ക്കാരന്‍ സ്ഥലത്തില്ല. അതുകൊണ്ട് തന്നെ ഗേറ്റിനകത്തേക്ക് കടക്കാന്‍ പറ്റിയില്ലെങ്കിലും, വെടിയേറ്റ് മൈസൂര്‍പ്പുലി വീണയിടം മതില്‍ക്കെട്ടിന് വെളിയില്‍ നിന്ന് വ്യക്തമായി കാണാം. ആ അടയാളക്കല്ലിന് ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു. ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങളും‍. പതിനെട്ടാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു കീഴടങ്ങലിന്റെ, ഒരന്ത്യത്തിന്റെ ഭീതിയുണര്‍ത്തുന്ന ഒരു രംഗത്തേക്ക് മനസ്സുകൊണ്ടൊന്ന് പോയി വരാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി ഞാന്‍. വാട്ടര്‍ ഗേറ്റ് ആണ് വഴിയില്‍ കാണുന്ന മറ്റൊരു പ്രധാന സ്മാരകം. കോട്ടയ്ക്കകത്ത് താമസിച്ചിരുന്നവര്‍ കാവേരിയില്‍ നിന്ന് വെള്ളമെടുക്കാനായി പോയിരുന്ന കവാടം എന്ന നിലയ്ക്കാണ് ഇത് വാട്ടര്‍ ഗേറ്റ് എന്ന് അറിയപ്പെട്ടിരുന്നത്. 1799ല്‍, ടിപ്പുവിന്റെ വലം കൈയ്യും വളരെ വിശ്വസ്തനുമായിരുന്ന മീര്‍ സാദിക്കിനെ മൈസൂരിന്റെ കിരീടം നല്‍കാം എന്നുപറഞ്ഞ് മോഹിപ്പിക്കുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. മീര്‍ സാദിക്കിന്റെ സഹായത്തോടെ വാട്ടര്‍ ഗേറ്റ് വഴി കോട്ടയ്ക്കകത്തേക്ക് കടന്നാണ് കമ്പനിപ്പട്ടാളം ശ്രീരംഗപട്ടണത്തേയും ടിപ്പുവിനേയും കീഴ്‌പ്പെടുത്തിയത്. കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’ വാട്ടര്‍ ഗേറ്റ് എന്ന പേര് പെട്ടെന്ന് നെപ്പോളിയന്റെ ‘വാട്ടര്‍ ലൂ‘ ഓര്‍മ്മപ്പെടുത്തി. രണ്ടും പരാജയത്തിന്റെ കഥകളാണല്ലോ! ശ്രീരംഗപട്ടണത്തുവെച്ചുള്ള ടിപ്പുവിന്റെ ഈ പരാജയത്തിന് ചരിത്രത്തില്‍ നെപ്പോളിയനുമായി ഒരു ചെറിയ ബന്ധം തന്നെ ഉണ്ടെന്ന് പറയാം. ഇന്ത്യയില്‍ അക്കാലത്ത് ഫ്രഞ്ചുകാരുമായി കാര്യമായി സൌഹൃദമുണ്ടായിരുന്നത് ടിപ്പു സുല്‍ത്താന് മാത്രമായിരുന്നു. നെപ്പോളിയന്‍ ഫ്രാന്‍സില്‍ നിന്നും ടിപ്പുവിനെ സഹായിക്കാനായി കപ്പലുകള്‍ നിറയെ ഫ്രഞ്ച് പട്ടാളത്തോടൊപ്പം ആയുധങ്ങളും അയച്ചിട്ടുണ്ടെന്ന്‍ ബ്രിട്ടീഷുകാര്‍ക്ക് രഹസ്യ വിവരം കിട്ടുന്നു. അത് എത്തിക്കഴിഞ്ഞാല്‍ ടിപ്പു കൂടുതല്‍ അപകടകാരിയാകും എന്ന് മാത്രമല്ല, ഇന്ത്യയിലെ തങ്ങളുടെ ആധിപത്യത്തിന് ഫ്രാന്‍സും ഒരു ഭീഷണിയാകും എന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണ്ണര്‍ ജനറല്‍, റിച്ചാര്‍ഡ് വെല്ലസ്ലിയാണ് നാലാം മൈസൂര്‍ യുദ്ധമെന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ ‘വാട്ടര്‍ ലൂ‘ വിന് ധൃതഗതിയില്‍ കളമൊരുക്കുന്നത്. വാട്ടര്‍ ഗേറ്റ് – മറുവശത്തുനിന്നുള്ള ചിത്രം. വാട്ടര്‍ ഗേറ്റ് 15 മീറ്ററെങ്കിലും നീളത്തിലുള്ള കമാനമാണ്. കോട്ടവാതിലുകള്‍ പോലെ തന്നെ കനത്തിലുള്ള മരം കൊണ്ടുള്ള മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നതില്‍, ആദ്യത്തെ വാതില്‍ നാട്ടുകാര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയിരിക്കുന്നു. അതിന്റെ കുറ്റിയും ചങ്ങലയും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്. അവഗണന സമ്മാനിച്ച കേടുപാടുകളേക്കാള്‍ അധികമൊന്നും കോട്ടങ്ങള്‍, കാലത്തിന് ഉണ്ടാക്കാനായിട്ടില്ല ആ ചുമരുകളിലും വാതിലുകളിലുമൊക്കെ. വാട്ടര്‍ ഗേറ്റിന്റെ അടിയിലൂടെ ഉണ്ടായിരുന്ന തുരങ്കവും അതിന്റെ വാതിലുമൊക്കെ പൂര്‍ണ്ണമായും അടഞ്ഞുപോയിരിക്കുന്നു. അവിടമിപ്പോള്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന വീതിയുള്ള ഒരു ഓവുചാല്‍ മാത്രമാണ്. ഗേറ്റിന്റെ ഇരുവശവും കാവല്‍ക്കാര്‍ക്കായി ഉണ്ടായിരുന്ന കൊച്ചു മുറികളില്‍ ഭിക്ഷക്കാരും അവരുടെ നായ്‌ക്കളും തമ്പടിച്ചു പോരുന്നു. അവര്‍ക്കിപ്പോള്‍ അത് കൈവശാവകാശം കിട്ടാനുള്ള മുറവിളികളാണത്രേ നടക്കുന്നത് വേണ്ടവിധം സംരക്ഷിക്കാതെ പോയതുകൊണ്ട് കൈവിട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത അടയാളങ്ങള്‍‍. നമ്മള്‍ക്ക് ചരിത്രത്തോടും അതിന്റെ മണം വിട്ടുമാറാത്ത ഇത്തരം സ്മാരകങ്ങളോടും ഇത്ര അവജ്ഞയും അവഗണനയും എന്തുകൊണ്ടാണ്? ഭാവിയെപ്പറ്റി മാത്രമാണോ ഒരാള്‍, അല്ലെങ്കില്‍ ഒരു ഭരണകൂടം ചിന്തിക്കുക. കടന്നുവന്ന പാതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലേ ? പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും ഗേറ്റ് വഴി അകത്തേക്ക് നടന്ന് കോട്ടമതിലിന്റെ അറ്റത്ത് ചെന്ന് അല്‍പ്പനേരം നിന്നു. കോട്ടമതില്‍ കഴിഞ്ഞാല്‍ കിടങ്ങ്, പിന്നെ കാവേരി. കോട്ടയുടെ പ്രതാപകാലത്ത്, കിടങ്ങില്‍ നിറയെ ചീങ്കണ്ണികളെ വളര്‍ത്തിയിരുന്നതുകൊണ്ട് ശത്രുക്കള്‍ക്ക് കാവേരി നീന്തിക്കടന്ന് കോട്ടയില്‍ പ്രവേശിക്കാന്‍ പറ്റുമായിരുന്നില്ല. കോട്ടയ്ക്ക് താഴെ ഇപ്പോള്‍ കാവേരിയും കിടങ്ങും ഒന്നും വേര്‍‌തിരിച്ച് മനസ്സിലാക്കാനാവാത്തവണ്ണം കാടും പടലും പിടിച്ച് കിടക്കുകയാണ്. ചുറ്റുവട്ടത്തൊക്കെ ശൌചാലയമാണെന്ന് ഒറ്റനോട്ടത്തിലോ ഒറ്റശ്വാസത്തിലോ മനസ്സിലാക്കാനാവും. നോക്കി ചവിട്ടിയില്ലെങ്കില്‍ കാലുകള്‍ അമേദ്യത്തില്‍ ഊന്നിയതുതന്നെ. ഒരാഴ്ച്ച സമയം ചിലവഴിച്ചാല്‍ ഒരു സ്വകാര്യവ്യക്തിക്ക് പോലും വൃത്തിയാക്കി എടുക്കാന്‍ പറ്റുന്ന ഒരു ചരിത്രപ്രധാനമായ ഇടത്തിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍! ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഓരോ നൂറ് മീറ്ററിലും എന്തെങ്കിലുമൊക്കെ സ്മാരകങ്ങള്‍ ഈ ഭാഗത്തുണ്ട്. ടിപ്പുവിന്റെ നശിപ്പിക്കപ്പെട്ട കൊട്ടാരമായ ലാല്‍ മഹല്‍ പാലസിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ കാണാം. തറനിരപ്പിന് മുകളിലേക്ക് കൊട്ടാരത്തിന്റെ അസ്ഥിപഞ്ചരം പോലും അവശേഷിക്കുന്നില്ല അവിടെ. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും ജനാലകളും അലങ്കാരപ്പണികളും എല്ലാം യുദ്ധകാലത്ത് തന്നെ നാട് കടത്തപ്പെട്ടിരിക്കുന്നു. കൊള്ളയടിച്ച ശേഷം വെടിമരുന്ന് ഉപയോഗിച്ച് കൊട്ടാരത്തെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു ശത്രുക്കള്‍. വാട്ടര്‍ ജെയില്‍ – മുകളില്‍ നിന്നുള്ള ദൃശ്യം. തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്. കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും. വെള്ളം കുടിച്ച് ചാകാതിരിക്കാനായി തടവുപുള്ളികള്‍ യുദ്ധരഹസ്യങ്ങള്‍ തുറന്ന് പറഞ്ഞെന്ന് വരും. എന്നിരുന്നാലും ശിക്ഷ ചിലപ്പോള്‍ മരണം തന്നെ ആയെന്നും വരും. ഒരു യുദ്ധം എപ്പോഴും സമ്മാനിക്കുന്നത് ഇത്തരം ക്രൂരതകള്‍ തന്നെയാണ്. യുദ്ധത്തിന്റെ ഭാഷയില്‍ ഇതൊക്കെ ന്യായീകരിക്കാനായെന്ന് വരും, പക്ഷെ മനുഷ്യത്വത്തിന്റെ ഭാഷയില്‍ തീര്‍ച്ചയായും ഇതൊക്കെ അനീതിയുടേയും ക്രൂരതയുടേയും മുഖമുദ്രകള്‍ മാത്രമാണ്. ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം? ജയിലേക്ക് ഇറങ്ങിച്ചെന്നപ്പോഴേ മുഴങ്ങോടിക്കാരി വല്ലാതെ അസ്വസ്ഥയായി. ടിപ്പുവിന്റെ അന്ത്യസ്ഥാനത്തുനിന്ന് ചിന്തിച്ചതുപോലെ ഒരു ഫ്ലാഷ്‌ബാക്ക്, ഇവിടെ എനിക്കും ആലോചിക്കാവുന്നതിനപ്പുറമായിരുന്നു. തുറുങ്കിന്റെ ചുമരുകളില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാന്‍ പറ്റുമായിരിക്കും, ശ്വാസകോശത്തിലേക്ക് വെള്ളമിറങ്ങി ചാകാന്‍ തുടങ്ങുന്നവന്റെ അവസാനത്തെ പിടച്ചിന്റേയും വായുവിന്റേയും മാറ്റൊലികള്‍. ഇത്തരം ദുഷ്ടകര്‍മ്മങ്ങള്‍ക്ക് നിമിത്തമാകേണ്ടിവന്നതിന്റെ ദുഃഖം താങ്ങാനാകാതെ ഈ ഭാഗത്തെത്തുമ്പോള്‍ കാവേരി ഇന്നും നെഞ്ചുപൊട്ടി കേഴുന്നുണ്ടാകാം. തുറുങ്കിനകത്തെ ഒരു പ്രധാന കാഴ്ച്ച വലിയൊരു പീരങ്കിയാണ്. കാരാഗൃഹത്തിന് മുകളിലാണ് ഈ പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും ശ്രീരംഗപട്ടണം പിടിച്ചടക്കപ്പെട്ട കാലഘട്ടത്ത് ഇഷ്ടികയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ തുറുങ്കിന്റെ മേല്‍ക്കൂര പിളര്‍ന്ന് ഈ പീരങ്കി താഴേക്ക് വീണെന്നാണ് പറയപ്പെടുന്നത്. അതിന്റെ തെളിവായി പറയുന്ന, രണ്ട് ദ്വാരങ്ങള്‍ മേല്‍ക്കൂരയില്‍ കാണാനാകുന്നുണ്ട്. കാവേരിയിലൂടെ കോട്ടയ്ക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ച ശത്രുവിന്റേയും, കാവേരിയുടെ തന്നെയും മാറ് പല പ്രാവശ്യം പിളര്‍ന്ന കൂറ്റന്‍ പീരങ്കി, അതിന്റെയൊക്കെ ശിക്ഷയെന്നോണം ജീവപരന്ത്യം തടവിലാണിപ്പോള്‍. കാരാഗൃഹത്തിന് വെളിയിലായി ടിപ്പുവിന്റെ ഗോള്‍ഡ് പാലസിലേക്കും മറ്റുമുള്ള രഹസ്യകവാടത്തിന്റേയും തുരങ്കത്തിന്റേയുമൊക്കെ മുന്‍വശം തകര്‍ന്ന് പോയ നിലയില്‍ കുറേനാള്‍ കിടന്നിരുന്നു. ഇപ്പോളത് കല്ല് കെട്ടി പൂര്‍ണ്ണമായും അടച്ച നിലയിടാണ്. അടുത്ത യാത്ര ജയിലിന് തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. ദൂരെ നിന്ന് തന്നെ ക്ഷേത്രഗോപുരം കാണാനാകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ക്ഷേത്രഗോപുരങ്ങള്‍ക്ക് ഉയരക്കൂടുതല്‍ ഉണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ ഉയരം എന്നത് ഒരു പ്രധാന സംഗതിയാണ്. 3 കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന് ശ്രീരംഗപട്ടണം എന്ന പേര് വീഴാനുള്ള കാരണം തന്നെ രംഗനാഥസ്വാമി ക്ഷേത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ നട അടക്കാന്‍ ആയിരിക്കുന്നതുകൊണ്ട് ക്ഷേത്രം ദര്‍ശനം കഴിഞ്ഞുമതി മറ്റ് കാഴ്ച്ചകള്‍ എന്ന് ജയ്‌റാം നിര്‍ദ്ദേശിച്ചു. പ്രതിഷ്ഠയുടെ ഛായാചിത്രം – കടപ്പാട് ക്ഷേത്രസമിതിയോട്. ശ്രീകോവിലിനെ ഒരു ചുറ്റിട്ട് വരുമ്പോള്‍ കോവിലിന്റെ വെളിയില്‍ വടക്ക് ഭാഗത്തായി വിഷ്ണുഭഗവാന്റെ പാദം വരുന്ന ഭാഗത്തായി ഒരു ജോഡി കാലടയാളം കല്ലില്‍ തീര്‍ത്തിട്ടുണ്ട്. അങ്ങോട്ട് തിരിഞ്ഞ് നിന്ന് കോവിലിന് അകത്തുള്ള മൂര്‍ത്തിയുടെ പാദത്തിലേക്കെന്ന പോലെ തൊഴാനുള്ള സൌകര്യമാണിത്. ശ്രീകോവിലിന്റെ വടക്കുവശത്ത്, ചുറ്റമ്പലത്തിലേക്ക് തുറക്കുന്ന വാതിലിന് പേര് വൈകുണ്ഡ ദ്വാര്‍ എന്നാണ്. ഏകാദശി നാളില്‍ മാത്രമേ ഈ വാതില്‍ തുറക്കുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം – ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്. അമ്പലത്തിനകത്തെ തൂണുകള്‍ മാത്രം നോക്കിയാല്‍ മതിയാകും ഹോയ്സള രാജാക്കന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ക്ഷേത്രത്തിനകത്ത് മാത്രം ഒന്നിനൊന്ന് വ്യത്യസ്തമായ 740 തൂണുകളുണ്ട്. കര്‍ണ്ണാടകത്തിലെ ബേലൂര്‍, ഹാളേബീഡു എന്നീ ഹോയ്‌സള ക്ഷേത്രങ്ങളില്‍ അത്തരം വ്യത്യസ്തങ്ങളായ നിരവധി കരിങ്കല്‍ തൂണുകള്‍ ദര്‍ശിച്ചത് ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. ത്രിരംഗ ദര്‍ശനം – റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്) ക്ഷേത്രദര്‍ശനം നടത്തി പുണ്യം നേടണമെങ്കില്‍ ‘ത്രിരംഗ ദര്‍ശന‘ എന്നൊരു രീതി തന്നെ അവലംബിക്കാവുന്നതാണ് ക്ഷേത്രപ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും. ശ്രീരംഗപട്ടണത്തുള്ള ഈ വിഷ്ണുക്ഷേത്രം ആദിരംഗയാണ്. ഇവിടന്ന് 70 കിലോമീറ്ററോളം കിഴക്ക് ദിക്കിലേക്ക് പോയാല്‍ എത്തുന്ന ശിവനസമുദ്രമാണ് മദ്ധ്യരംഗ, അവിടന്ന് 300 കിലോമീറ്ററിലധികം തെക്ക് കിഴക്ക് യാത്രചെയ്ത് എത്തുന്ന അയല്‍‌സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലാണ് അന്ത്യരംഗ. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരേ ദിവസം തന്നെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. കോവിലിന് ഒരു ചുറ്റിട്ട് പുറത്തേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഹനുമാന്റെ പ്രതിഷ്ഠയുള്ള കോവിലിന് മുന്നിലെ പൂജാരി പെട്ടെന്ന് അടുത്തേക്ക് വിളിച്ച് അല്‍പ്പം ലോഹ്യം കാണിച്ചു. അവിടത്തെ ഹനുമാന്‍ പ്രതിഷ്ഠ അല്‍പ്പം വ്യത്യസ്തതയുള്ളതാണ്. കൈയ്യില്‍ സഞ്ജീവിനി മല, അല്ലെങ്കില്‍ ഗദ, അതുമല്ലെങ്കില്‍ ശ്രീരാമന്റേയും സീതയുടേയും കൂടെ, ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ ഹനുമാനെ കാണാന്‍ സാധിക്കുക. ഇതൊന്നുമല്ലാതെ നമസ്ക്കരിച്ച് നില്‍ക്കുന്ന ഹനുമാന്റെ അപൂര്‍വ്വമായ ഒരു പ്രതിഷ്ഠയാണ് ഇവിടെ. അയ്യായിരവും, പതിനായിരവും രൂപയൊക്കെ വിലയുള്ള പട്ടുസാരികളാണ് ഹനുമാന് വഴിപാടായി ഭക്തര്‍ കൊടുത്തുപോരുന്നത്. ആ പട്ടുകള്‍ ആറടിയില്‍ അധികം ഉയരമുള്ള ഹനുമാന്റെ ബിംബത്തില്‍ ഉടുപ്പിച്ചിട്ടുമുണ്ട്. എവിടുന്ന് വരുന്നു, എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ച് മലയാളത്തിലൊക്കെ സംസാരിച്ച് ഒരു ദക്ഷിണ കൈക്കലാക്കുക എന്നതുതന്നെയാണ് പൂജാരിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല, പക്ഷെ അതിനൊരു സൌഹൃദത്തിന്റെ സുഖം അനുഭവപ്പെട്ടു. കുറേ നേരം വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ സംസാരിച്ചതിനുശേഷം, എന്നോടും മുഴങ്ങോടിക്കാരിയോടും നെറ്റി കോവിലിന്റെ നടയ്ക്കല്‍ തൊടീച്ച് കുനിഞ്ഞ് നമസ്ക്കരിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം. കുനിഞ്ഞ് കിടന്നപ്പോള്‍ ഞങ്ങളുടെ തലകളില്‍ കൈകള്‍ ചേര്‍ത്ത് ആജ്ഞനേയന്റെ അനുഗ്രവും കൈമാറി. “100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.” 100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും ഇല്ലാതെ പോയിക്കിട്ടിയാല്‍ മതി എന്റെ ബജരങ്ക് ബലീ…. എന്ന് മനസ്സില്‍ ഞാനും പ്രാര്‍ത്ഥിച്ചു. പൂജാരിയോട് നന്ദി പറഞ്ഞ് ശ്രീകോവിലിന് വെളിയില്‍ പ്രസാദമായി വില്‍ക്കുന്ന ലഡ്ഡുവും വാങ്ങി കാറിനടുത്തേക്ക് നടന്നു. പതിവിന് വിപരീതമായി ഇവിടെ കൊടിമരം അല്ലെങ്കില്‍ ഗരുഢസ്തംഭം ചുറ്റുമതിലിന് അകത്താണ്. അതുകൊണ്ടുതന്നെ ക്ഷേത്രഗോപുരത്തിന് വെളിയില്‍ നിന്ന് ഭഗവാനെ തൊഴുത് മടങ്ങുന്നത് അസാദ്ധ്യമാണ്. ദര്‍ശനം വേണമെങ്കില്‍ ഗരുഢസ്തംഭത്തിന്റെ മറ ഒഴിവാക്കാനായി ചുറ്റമ്പലത്തിന് അകത്ത് കടന്നേ പറ്റൂ. രംഗനാഥക്ഷേത്രത്തിലെ പേരുകേട്ട രഥോത്സവത്തിന് ഉപയോഗിക്കുന്ന രഥം ക്ഷേത്രമതില്‍ക്കെട്ടിന് വെളിയിലായി സൂക്ഷിച്ചിരിക്കുന്നു. അതിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലയില്‍ തൂങ്ങിക്കിടക്കുന്ന രണ്ട് വളയങ്ങള്‍ പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. കല്ലില്‍ കവിതയും അത്ഭുതങ്ങളുമൊക്കെ വിരിയിച്ചിരുന്ന പഴയ കാലത്തിന്റെ സംഭാവനകളില്‍ ചെറിയതൊന്ന് മാത്രമാണിത്. അടുത്തലക്ഷ്യം ടിപ്പുവിന്റെ സമാധിസ്ഥലമായ ഗുംബസ് ആയിരുന്നു. പിതാവായ ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് 1782-1784 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവിനേയും അടക്കം ചെയ്തിരിക്കുന്നത് ഇവിടത്തന്നെ. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തേയും ഇവിടെ ഖബറടക്കുയായിരുന്നു. ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം. 65 അടി ഉയരമുള്ള ഗുംബസിന്റെ ചുറ്റും വരാന്തയാണ്. വരാന്തയ്ക്ക് വെളിയില്‍ ഗുംബസ്സിന് നാലുവശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകള്‍. ഹൈദരാലിയുടെ 18 വര്‍ഷത്തെ ഭരണത്തിന്റേയും ടിപ്പുവിന്റെ 18 വര്‍ഷത്തെ ഭരണത്തിന്റേയും പ്രതീകമാണ് പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന ഈ തൂണുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഓരോ തൂണിനും പതിനായിരക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടത്രേ! ഇന്നതിന്റെ വിലമതിക്കാനും ആവില്ല. ഇസ്ലാമിക്‍ വാസ്തുശില്പകലയുടെ രൂപസവിശേഷതകള്‍ എല്ലാം ഗുംബസില്‍ ദര്‍ശിക്കാനാവും. ഗുംബസ് – ഒരു കോണില്‍ നിന്നുള്ള ചിത്രം. കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍. ഗുംബസിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ അകത്ത് പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ മണമാണ് സ്വാഗതം ചെയ്യുക. ഗുംബസിന്റെ ആറ് വാതില്‍പ്പാളികളും വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതായിരുന്നു. മൈസൂര്‍പ്പുലി വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു. പിന്നീട് മൈസൂര്‍ മഹാരാജാ കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പുകൊണ്ട് കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത വാതില്‍ക്കൊളുത്തുകള്‍ക്ക് ഒന്നിനും തേയ്‌മാനം ഇല്ലെന്ന് മാത്രമല്ല തിളക്കവും കൂടുതല്‍. ഗുംബസിന് അകത്തെ ചുമരിലും മേല്‍ക്കൂരയിലുമുള്ള 230 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെയിന്റിങ്ങിലെ ഡിസൈനുകള്‍ പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിപ്പിക്കുന്നു. ഇതേ ഡിസൈനുകളാണ് വൈറ്റ് വാഷ് അടിച്ച നിലയില്‍ ജാമിയ മസ്‌ജിദിന് അകത്ത് കാണപ്പെടുന്നത്. ഖബറുകള്‍ – ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു. ഗുംബസിന് ഒത്തനടുക്ക് ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും, ഇടതുവശത്ത് മാതാവ് ഫക്രുനിസയും, വലത്തുവശത്ത് സാക്ഷാല്‍ ടിപ്പുസുല്‍ത്താനും അന്ത്യവിശ്രമം കൊള്ളുന്നു. ടിപ്പുവിന്റെ കല്ലറയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന ചുവന്ന പട്ട് തുണിക്ക് അടിയില്‍ പുലിത്തോലിന്റെ ഡിസൈനുള്ള മറ്റൊരു തുണിയും വിരിച്ചിട്ടുണ്ട്. വരാന്തയില്‍ ടിപ്പു തന്നെ രചിച്ച പേര്‍ഷ്യന്‍ ലിപിയിലുള്ള വരികള്‍ എഴുതി തൂക്കിയിരിക്കുന്നു. ഗുംബസിന്റെ തൊട്ടടുത്ത് തന്നെയുള്ള മസ്‌ജിദ്-എ-അക്‍സ എന്ന പള്ളിയിലാണ്, ഉമ്മയുടേയും ബാപ്പയുടേയും കല്ലറകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു നമസ്ക്കരിച്ചിരുന്നത്. നമസ്ക്കാരസമയം ആയതിന്റെ തിരക്കൊഴിയാനായി ഞാന്‍ കാത്തുനിന്നു. നമസ്ക്കാര സമയത്ത് അവിടെ എത്തിപ്പെടാനായ സഞ്ചാരികള്‍ക്ക് ചരിത്രത്തില്‍ ഇടം പിടിച്ച ഒരു പള്ളിയില്‍ നമസ്ക്കരിക്കുന്നതിന്റെ ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. ഗുംബസിനും പള്ളിക്കും വെളിയിലായി ഇനിയുമുണ്ട് കല്ലറകള്‍ നിരവധി. പരന്ന മേല്‍ഭാഗം ഉള്ളതൊക്കെ സ്ത്രീകളുടെ കല്ലറകളാണ്, മറ്റുള്ളത് പുരുഷന്മാരുടേതും. ടിപ്പുവിന്റെ ഭാര്യ റുഖിയ ബീഗം, മകന്‍ നിസ്സാമുദ്ദീന്‍ എന്നിവരുടെ ഖബറിന് മുകളില്‍ നിറമുള്ള തുണികള്‍ വിരിച്ചിട്ടുണ്ട്. പടനായകന്മാരില്‍ ചിലര്‍, അടുത്ത ബന്ധുക്കള്‍, മറ്റ് കുട്ടികള്‍ എന്നിങ്ങനെ നിരവധി കല്ലറകള്‍ വേറെയുമുണ്ട്‍. കൂടുതലും കുട്ടികളുടേത് തന്നെ. എത്ര വലിയവനും ആറടി മണ്ണ് എന്നുള്ള തത്വശാസ്ത്രം അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാടും നാട്ടാരേയും വിദേശിയേയുമൊക്കെ വിറപ്പിച്ച ഒരു രാജാവും കുടുംബവും ഈ കൊച്ചു പ്രദേശത്ത് സമാധികൊള്ളുന്നു. യാത്രയുടെ അന്ത്യപാദത്തിലേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വല്ലാതെ ആയിട്ടുണ്ട് എല്ലാവര്‍ക്കും. ഉച്ച ഭക്ഷണം ഒന്നും അകത്ത് ചെന്നിട്ടില്ല. ജയ്‌റാമിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ദരിയ ദൌലത്ത് മഹലിന് മുന്നിലേക്ക് വാഹനം നീങ്ങിക്കൊണ്ടിരുന്നു. അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞ്, കൈയ്യിലുള്ള ലഘുഭക്ഷണമൊക്കെ കഴിച്ച് നേഹ കാറില്‍ത്തന്നെ ഇരിപ്പായി, കൂട്ടിന് മുഴങ്ങോടിക്കാരിയും. ഞാനും ജയ്‌റാമും കൂടെ ടിക്കറ്റെടുത്ത് ‘കടലിന്റെ സമ്പത്ത്‘ എന്നര്‍ത്ഥം വരുന്ന ദരിയ ദൌലത് മഹലിലേക്ക് നടന്നു. നല്ലൊരു ഉദ്യാനത്തിന്റെ നടുവിലാണ് മഹല്‍ നിലകൊള്ളുന്നത്. ദരിയ ദൌലത്ത് മഹല്‍ – ഗേറ്റില്‍ നിന്നുള്ള ദൃശ്യം. ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് – കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍. ടിപ്പുവിന്റെ വേനല്‍ക്കാല കൊട്ടാരം(Tippu’s Summer Palace) എന്ന നിലയ്ക്കാണ് ദരിയ ദൌലത് മഹല്‍ കൂടുതലായും അറിയപ്പെടുന്നത്. 1784ല്‍ ആണ് കാവേരിയുടെ തീരത്ത് തേക്ക് കൊണ്ടുള്ള ഈ പാലസ് ടിപ്പു നിര്‍മ്മിച്ചത്. ചുറ്റുമുള്ള വരാന്തകളിലെ ചുമരുകളിലെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെയും വിജയത്തിന്റേയും കഥകള്‍ വിളിച്ച് പറയുന്ന പെയിന്റിങ്ങുകളാണ്. അതില്‍ പ്രധാനമായ ഒന്ന് കേണല്‍ ബെയ്‌ലിയുമായി 1780 ല്‍ കാഞ്ചീപുരത്തിനടുത്തുള്ള പൊള്ളിലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ യുദ്ധത്തിന്റേതാണ്. ചില ചിത്രങ്ങള്‍ അവിടവിടെയായി നിറം മങ്ങിയും അടര്‍ന്നും പോയിത്തുടങ്ങിയിരിക്കുന്നു. ദരിയ മഹലിന് അകത്ത് ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല എന്നത് എന്നെ നിരാശനാക്കി. പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ? ചുമര്‍ ചിത്രങ്ങളില്‍ ചിലതില്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരവും കാണുന്നുണ്ട്. ഇസ്ലാം മതവിശ്വാസങ്ങള്‍ പ്രകാരം കാണിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത പന്നി എന്ന മൃഗത്തിനെ ഒരു യുദ്ധചിത്രത്തിലെ ഇംഗ്ലീഷ് പട്ടാളക്കാര്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹൈദരാബാദ് നിസ്സാമിനെ മോശക്കാരമായി കാണിച്ചിരിക്കുകയാണ് അതെന്നാണ് ജയ്‌റാം വിശദീകരിച്ചത്. ടിപ്പുവിനെ ആക്രമിക്കാന്‍ വെള്ളപ്പട്ടാളത്തിനൊപ്പം വന്ന നിസ്സാം, പന്നിയെപ്പോലെ മടങ്ങി എന്ന രീതിയിലുള്ള ചിത്രീകരണമാണത്. ടിപ്പുവിന്റെ ആയുധങ്ങള്‍, രാജവസ്ത്രം, പെന്‍സില്‍ ഉപയോഗിച്ച് വരച്ച അദ്ദേഹത്തിന്റേയും സാമാജികരുടേയും ചിത്രങ്ങള്‍, ടിപ്പുവിനെ കീഴടക്കിയതിന് അംഗീകാരമായി പട്ടാളത്തലവന്മാര്‍ക്കായി ബ്രിട്ടീഷ് ഭരണകൂടം ഇറക്കിയ പിച്ചളയിലും, വെങ്കലത്തിലും, വെള്ളിയിലുമൊക്കെയുള്ള മെഡലുകള്‍ എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന പ്രദര്‍ശന വസ്തുക്കള്‍. വല്ലാതെ ആകര്‍ഷിച്ചത് ജി.എഫ്.ചെറി (G F Cherry) എന്ന സായിപ്പ് 1792 ല്‍ വരച്ച ടിപ്പുവിന്റെ ആറടിയില്‍ അധികം ഉയരം വരുന്ന ഒരു എണ്ണച്ഛായ ചിത്രമാണ്. സര്‍വ്വാഭരണ വിഭൂഷിതനായി തന്റെ അതിപ്രശസ്തമായ വാളുമേന്തി നില്‍ക്കുന്ന ജീവസ്സുറ്റ ടിപ്പു. മൈസൂര്‍ പാലസിലും, കൊച്ചിയിലെ ഡച്ച് പാലസിലുമൊക്കെ കണ്ടിട്ടുള്ള ഇത്തരം എണ്ണച്ഛായച്ചിത്രങ്ങള്‍ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ മുന്‍പില്‍ നിന്ന് നോക്കിയാല്‍ ചിത്രത്തിലെ വ്യക്തി നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ചിത്രത്തിന്റെ ഏതെങ്കിലും ഒരു വശത്തേക്ക്; അത് വളരെ വലിയ ഒരു കോണിലേക്ക് മാറി നിന്ന് നോക്കിയാലും ചിത്രത്തിലുള്ള ആള്‍ അല്‍പ്പം വശം ചരിഞ്ഞ് നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ടിപ്പുവിന്റെ ഈ ചിത്രത്തില്‍, മുന്‍‌വശം കൂര്‍ത്തുനില്‍ക്കുന്ന അദ്ദേഹത്തിന്റെ പാദുകം പോലും നമ്മുടെ ദിശയിലേക്ക് തിരിഞ്ഞ് വരുന്നതായി കാണാനാകും എന്നത് ശരിക്കും അതിശയപ്പെടുത്തി. ചിത്രകലയുടെ അപാരമായ ഇത്തരം സങ്കേതങ്ങളും പ്രത്യേകതകളും ഇന്നത്തെ കാലത്ത് പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ എണ്ണച്ഛായം ഉപയോഗിച്ച് പൂര്‍ണ്ണകായ ചിത്രങ്ങള്‍, ഇക്കാലത്ത് സമ്പന്നര്‍ പോലും വരപ്പിക്കാറുണ്ടോ ആവോ? നമ്മള്‍ പൂര്‍ണ്ണമായും ക്യാമറകളിലേക്ക് തിരിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീരംഗപട്ടണത്ത് കുറേ സമയം ചിലവഴിച്ചാല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് യാത്ര ചെയ്തതുപോലെയുള്ള അനുഭവം ഉണ്ടായെന്ന് വരും. ചരിത്രത്തിലെ ഒരുപാട് അമൂല്യമായ സ്മാരകങ്ങള്‍ നിറഞ്ഞ ഈ ദ്വീപിനകം പഴമയുടെ ഒരു പവിഴപ്പുറ്റുതന്നെയാണ്. ഒരു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കുറേ പൊട്ടും പൊടിയും പെറുക്കാനായി ഇനിയും പല ആവര്‍ത്തി വരേണ്ടി വരും. ദരിയ ദൌലത്ത് മഹലിന് മുന്നില്‍ – ഫോട്ടോഗ്രാഫര്‍ ജയ്‌റാം. സ്ക്കൂള്‍ കുട്ടികളുടെ ഒരു വലിയ പറ്റം തന്നെ വന്നുകയറി പാലസിലേക്ക്. ഇനിയങ്ങോട്ട് ഒന്നും മനസ്സമാധാനത്തോടെ കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഭാഗ്യത്തിന് അതിനകത്തെ ഒരുവിധം കാഴ്ച്ചകളൊക്കെ അപ്പോഴേക്കും ഞാന്‍ കണ്ടുതീര്‍ത്തിരുന്നു. പാലസിന്റെ വെളിയിലേക്ക് കടന്ന്‍ ഒന്നുരണ്ട് ചിത്രങ്ങളെടുത്ത്, ഞങ്ങള്‍ ഗേറ്റിന് വെളിയിലുള്ള കാറിനടുത്തേക്ക് നടന്നു. ജയ്റാമിനോട് വിടപറയാന്‍ സമയമാകുന്നു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര മൈസൂര്‍ – ഗുണ്ടല്‍പ്പേട്ട് – വയനാട് – കോഴിക്കോട് വഴിയാണ്. ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് എത്രത്തോളം പതിരുണ്ട് ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ? പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു. ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും‍) ചരിത്രം അങ്ങനെയാണ്; കിളച്ച് മറിക്കുന്തോറും പുതിയത് ഓരോന്ന് പൊന്തിവരാന്‍ തുടങ്ങും. പിന്നെ അതിന്റെ പിന്നാലെ കുറേ നാള്‍ പോകാം, വീണ്ടും കിളച്ച് മറിക്കാം. അതൊരു രസമുള്ള ഏര്‍പ്പാടാണ്. ഇത്തരം യാത്രകള്‍ ചെയ്ത് മടങ്ങുമ്പോഴും പിന്നീട് കുറേക്കാലത്തേക്കും ആ രസച്ചരടുകള്‍ തീര്‍ക്കുന്ന ചില സമസ്യകളുടെ കുടുക്കുകള്‍ ഒപ്പമുണ്ടാകും. അതഴിക്കാനൊന്നും പറ്റിയെന്ന് വരില്ല. അതിലങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറയാതെ വയ്യ. ← മാലിന്യ വിമുക്ത കേരളം അഭിമുഖം അഥവാ കുമ്പസാരം → ഗൂഗിള്‍ ബസ്സില്‍ നിന്നിറങ്ങാനായതുകൊണ്ട് ഇത് കുറിച്ചിടാനായി. അതുകൊണ്ടുതന്നെ ബസ്സില്‍ നിന്ന് ചെവിക്ക് പിടിച്ചിറക്കിയ ഡോക്‍ടര്‍ ജയന്‍ ഏവൂരിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. അല്‍പ്പം നീളമുണ്ട് പോസ്റ്റിന്. ബോറടിപ്പിച്ചെങ്കില്‍ മാപ്പാക്കണം. ചില കാര്യങ്ങള്‍ക്ക് കുറേ അന്വേഷിച്ചെങ്കിലും ഉത്തരം കിട്ടിയിട്ടില്ല. ഇവയാണ് അതൊക്കെ. 1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ? 2. വാട്ടര്‍ ജയില്‍ എന്തുകൊണ്ട് കേണല്‍ ബെയ്‌ലിയുടെ പേരില്‍ അറിയപ്പെടുന്നു? അദ്ദേഹം അവിടെവെച്ച് മരിച്ചതുകൊണ്ട് മാത്രമാകാന്‍ വഴിയില്ല. ഇനിയുമുണ്ട് ചില ചോദ്യങ്ങള്‍. ഓര്‍മ്മ വരുന്നതിനനുസരിച്ച് ചോദിക്കാം. പോസ്റ്റ് എഴുതിയവന്‍ തന്നെ ചോദിക്കുന്നോ എന്ന് തോന്നുന്നുണ്ടാകാം. നിങ്ങളോടല്ലാതെ നിരക്ഷരന്‍ പിന്നാരോട് ചോദിക്കാന്‍ ? {{കൊള്ളാം ഇനി കുറച്ച് കാലം ബസ്സിൽ നിന്നും റിട്ടയർ ചെയ്താലും കുഴപ്പമില്ല. ബ്ലോഗിൽ ഇത്തരം കിടിലൻ പോസ്റ്റുകൾ വരട്ടെ… ആശംസകളോടെ, ഹബീബ് ഞാനും സൂളില്‍ പഠിച്ചപ്പോ പോയതാ. അടുത്ത യാത്ര ഇതിലാകം ശ്രീരംഗപട്ടണം പോയി വന്ന പ്രതീതി എനിക്ക് തോന്നുന്നു. വീണ്ടും ബ്ലോഗിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷം സ്കൂൾ ജീവിത കാലത്തെ ഒരു സ്റ്റഡി ടൂർ ഓർമ്മ വരുന്നു കുടകും, ബാംഗ്ലൂരും, ശ്രീരംഗപട്ടണവുമെല്ലാം.. പതിവുപോലെ നല്ല വിവരണം, നല്ല ചിത്രങ്ങള്‍. ബസ്സില്‍ നിന്ന് പുറത്തു വന്നോണ്ട് ഇത് കിട്ടി ആശംസകള്‍!! അല്ല മാഷേ, ബസ്സില്‍ കേറീയാലും മാഷിനെ ബ്ഗ്ഗോഗില്‍ മിസ്സ് ചെയ്തിട്ടേ ഇല്ല.. എല്ലാ ആഴ്ചയും എന്തെങ്കിലും ഒരു വിവഭം ഉണ്ടാവും മാഷിന്റെ ആയി…നന്ദി ശ്രീരംഗപട്ടണത്തു കൂടി പലതവണ പൊയിട്ടുണ്ടെങ്കിലും അതൊർ ദ്വീപാണെന്നു മനസ്സിലായതിപ്പോഴാണ്. നീളം കൂടിയെങ്കിലും സാരമില്ല. പടങ്ങളെല്ലാം ‘തുമ്പ ചന്നാഗിദേ!’ പിന്നെ സമർപ്പണത്തിനു ‘അഠാരഹ് സൌ തിര്‍പ്പന്‍‘ നന്ദികൾ! പിന്നെ കുറഞ്ഞു പോയെന്ന് പരാതി പറയരുത് ചരിത്ര വായന ഒരനുഭവം തന്നെയാണ്. കാലത്തിനു പുറകിലേയ്ക്ക് ഒരു നടത്തം…. വിജയപരാജയങ്ങളും ചതിയും രക്തപ്പാടുകളും നിറഞ്ഞ ചരിത്രം. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്. നന്ദി, ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന ഈ യാത്രാവിവരണങ്ങള്‍ക്ക്… ശ്രീരംഗപട്ടണത്ത് ഇത്രയധികം കാണാനും അറിയാനുമുണ്ടന്ന് ഇപ്പഴാണറിഞ്ഞത്. വിശദമായ എഴുത്തിന് നന്ദി. ഉത്തരങ്ങള്‍ തേടി വീണ്ടും അലയുവാന്‍ ആശംസകള്‍. ഗംഭീരന്‍ നെടുനീളന്‍ പോസ്റ്റ്‌. കുറെ നേരമെടുത്തു വായിക്കാന്‍ “കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും” ഫോട്ടോ കണ്ടപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ വലിയ പ്രയാസം ഉള്ളതായി തോന്നിയില്ലല്ലോ. കേരളപ്പിറവി ആശംസകള്‍ ഒരു ഡസന്‍ അങ്ങോട്ടും. മുന്‍പ് ഒരിക്കല്‍ പോയിട്ടുണ്ട് ശ്രീരംഗപട്ടണത്ത്. പക്ഷെ, സത്യം പറയാന്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. അവിടെ അടുത്ത് നിന്നും കല്ലില്‍ കൊത്തിയ ചെറിയ രണ്ട് ആനയുടെ രൂപവും ഒരു ഗണ്‍പതിയുടെ രൂപവും വാങ്ങിയെന്ന ഒരു ഓര്‍മ്മ മാത്രം. നല്ല വിവരണം. നീളക്കൂടുതല്‍ പ്രശ്നമല്ല. വിവരണങ്ങള്‍ പോരട്ടെ. ഗ്രേറ്റ്‌… എന്നല്ലാതെ എന്താ പറയുക……എനിക്ക് ചരിത്രം മെയിന്‍ ആയി എടുത്തു വീണ്ടും ഒന്ന് കൂടി പഠിക്കാന്‍ തോന്നണു ഇതു വായിച്ചപ്പോള്‍…..ഞാനും വളരെ കുഞ്ഞിലെ പോയിട്ടുണ്ട്… പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല ഇപ്പോള്‍…വളരെ നന്ദി… മനോജ്‌ ശ്രീരംഗപട്ടണത്തു പോയിട്ടുണ്ട്. താങ്കള്‍ വിവരിച്ച സ്ഥലങ്ങളെല്ലാം കണ്ടിട്ടുണ്ട്. ഓര്‍മ പുതുക്കാനായി. നന്ദി. ഇച്ചിരി നീളം ഒന്ടെങ്കിലും മുഴുവനും വായിച്ചു ശ്രീരംഗ പട്ടണത് പോയിട്ടില്ലെങ്കിലും ഇപ്പോ പോയിവന്ന ഒരുസുഗം തോന്നുന്നു 100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും കുടാതെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ഒരു ഇടവേളയ്ക്ക് ശേഷം ചില യാത്രകളിൽ ഒരു പോസ്റ്റ് വന്നതിലും ബ്ലൊഗിൽ വീണ്ടും സജീവമാവുന്നതിലും ഉള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ. ഒപ്പം ഇത്തരം ഒരു പോസ്റ്റിലൂടെ എനിക്ക് ശ്രീരംഗപട്ടണം യാത്ര സാധ്യമാവുന്നതിന് കാരണഭൂതനായ ഡോൿടർ ജയൻ ഏവൂറിനും നന്ദി. കുറെ നാളായി ഞാനും ബ്ലോഗുവായനയും ബസ്സും എല്ലാം നിറുത്തിയിട്ട്. എന്തായാലും ഇന്ന് ശ്രീരംഗപട്ടണത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ ഇമെയിൽ കിട്ടി ഇവിടെ എത്തിയത് ഒട്ടും വെറുതെയായില്ല, അല്ലെങ്കിലും ചില യാത്രകൾ എന്ന ഈ ബ്ലോഗിൽ എത്തിയിട്ട് ഒരിക്കല്‍പ്പോലും വന്നത് വെറുതെയായി എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. ഒട്ടും വിരസതയുളവാക്കാത്ത വിവരണം. ശ്രീരംഗപട്ടണത്തെക്കുറിച്ചും, ടിപ്പുവിന്റെ കോട്ടയെയും കൊട്ടാരങ്ങളേയും, ശവകുടീരത്തെക്കുറിച്ചും എല്ലാം സംഗ്രമായി തന്നെ എഴുതിയിരിക്കുന്നു. അതിനെക്കാളും സന്തോഷിപ്പിച്ചത് ചരിത്രപരാമർശങ്ങൾ നിഷ്പക്ഷമായി നടത്തി എന്നതു തന്നെ, ടിപ്പുവിനെ മഹത്വവൽക്കരിക്കാൻ മനഃപൂർവ്വമായ ഒരു ശ്രമവും നടത്തിയില്ല എന്നതും പ്രശംസനീയം തന്നെ. ഒരു യാത്രകന്റെ കേവലമായ നിരീക്ഷണങ്ങളെക്കാൾ ഒരു ചരിത്രാന്വേഷിയുടെ കൗതുകവും ആകാംഷയും ഈ വിവരണങ്ങളിൽ ഉണ്ട്. കൊച്ചി മുതൽ ഗോവവരെയുള്ള യാത്രയിൽ നടത്തിയതിനേക്കാൾ ഗഹനമായി ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്രകൂടിയായി ഈ വിവരണം. കൊട്ടാരത്തിന്റേയും മസ്‌ജിത്തിന്റേയും എല്ലാം ശില്പചാരുത വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഇത്രയും വിശദമായ വിവരണത്തിന് ഒരിക്കൽക്കൂടി നന്ദി, ഒപ്പം ആശംസകളും. ചരിത്രത്തിൽ കേട്ടത് ഇപ്പോൾ കാണുകയും ചെയ്തു…! പിന്നെ ആ ഗൈഡ് ജയറം നമ്മുടെ നടൻ ജയറാം വയസ്സായ പോലെ തന്നെയുണ്ട് കേട്ടോ പക്ഷെ ബസ്സില്‍ കയറാന്‍ തുടങ്ങിയതിനുശേഷം ബ്ലോഗെഴുത്തിനായി സമയം കണ്ടെത്തുക എന്ന നിലയിലേക്ക് മാറി എന്നേയുള്ളൂ. ബ്ലോഗെഴുത്ത് കഴിഞ്ഞിട്ട് ബസ്സിന് സമയം കണ്ടെത്തുക എന്നതായിരിക്കും ഇനിയുള്ള എന്റെ രീതി. എല്ലാം വളരെ രസകരമായി പറഞ്ഞിരിക്കുന്നു.നന്നായി, ഇഷ്ടപ്പെട്ടു. താങ്ക്സ്. ശ്രീരംഗപട്ടണം ഉഷാറായി. വിവരണത്തിനിടെ പറഞ്ഞ ശ്രീരംഗത്ത് പോയിരുന്നു. ആ രണ്ടര ഏക്കറിലെ ക്ഷേത്രത്തില്‍. അവിടെ പക്ഷേ ഈ മട്ടില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇല്ല. ചില യാത്രകളിൽ ചെറിയ ഇടവേള വന്നു എന്ന പരാമർശത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു. മനോജ് മാഷെ, ശ്രീരംഗ പട്ടണം വായിച്ചു. ഞാന്‍ ആദ്യവും അവസാനവുമായി (അവസാനമാകാതിരിക്കട്ടെ, ഒന്നു കൂടി കാണാന്‍ ഇതു വായിച്ചപ്പോള്‍ ഒരു ദുരാഗ്രഹം) പോയി കണ്ടത് ഒമ്പതാം ക്ലാസില്‍ സ്കൂളില്‍ നിന്നും എസ്കര്‍ഷനു കൊണ്ടു പോയപ്പോളാണ്. ബ്ലൊഗ് വായിച്ചപ്പോള്‍ അന്ന് കണ്ടതെല്ലാം പിന്നെയും ഓര്‍മ്മ വന്നു. ഒപ്പം കൂടെ വന്നിരുന്ന സഹപാടികളേയും സാറന്മാരേയും ഓര്‍ത്തു. നന്ദി കൂട്ടുകാരാ നന്ദി. ഇരുപത്തെട്ട് വര്‍ഷങ്ങള്‍ പിറകിലേയ്ക്കു പോയി, കൂട്ടത്തില്‍ എന്റെ സ്കൂള്‍ ജീവിതം നന്നായിട്ട് ഒന്നു കൂടി ഓര്‍ക്കാനും കഴിഞ്ഞു. ശ്രീരംഗനാഥക്ഷേത്രത്തിലേതു പോലെയുള്ള പ്രതിഷ്ദയാണ് തിരുവന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേത്, അറിയുമായിരിക്കും. മഹാവിഷ്നുവിന്റെ അത്തരം പ്രതിഷ്ദകളുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണെന്നാണ് എന്റെ അറിവ്. പണ്ട് കണ്ടതെല്ലാം ഒന്നുകൂടി കാണിച്ച് തന്നതിന് ഒരായിരം നന്ദി. “ഒരു കാര്യം പറയാനുണ്ട് സാര്‍..അവിവേകമാണെങ്കില്‍ പൊറുക്കണം“ ശ്രീനിവാസന്റെ മറുപടി “ഇല്ല അവിവേകം പൊറുക്കില്ല“ ഈ രംഗം ഓര്‍മ്മ വരുന്നതുകൊണ്ട്, മണി ചോദിച്ച സാധനം(ക്ഷമ) തല്‍ക്കാലം ഞാന്‍ തരുന്നില്ല നേരിട്ട് കാണുമ്പോള്‍ വെച്ച് തരാം. ക്ഷമയല്ല, ഒരു കിഴുക്ക് 1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് “ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു. ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങലും‍….” മനോഹരം മനോജ്… ആ സ്ഥലത്ത്, ഈ അടുത്ത കാലത്ത് ഞാനും പോയതാണ്‌. എന്നാലും ഇത്തരം ഒരു രംഗം മനസ്സിലേയ്ക്ക് തീരെ വന്നതേയില്ല. നേരില്‍ കാണുന്നതിനേക്കാള്‍ സുഖമുണ്ട് മനോജിന്റെ വിവരണങ്ങള്‍ വായിക്കാന്‍. നന്ദി. “എല്ലാ മാസവും ഒരു യാത്രാവിവരണം. അങ്ങനെ കൊല്ലത്തില്‍ 24 പോസ്റ്റുകള്‍ എന്നത്..” നിക്കറിടുന്ന കാലത്ത് പോയതാ അവിടെ (ഇപ്പോഴും നിക്കറിടാറുണ്ട് കേട്ടോ) ഇനി ഏതായാലും അവിടെ പോകണമെന്നില്ല. അത്രക്കും മനോഹരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍. എനിക്കുമുണ്ട് ഇതുപോലെ ചില ചോദ്യങ്ങള്‍ . മനുഷ്യനിര്‍മ്മിത ചരിത്ര വായനയില്‍ എത്രത്തോളം വിശ്വാസ്യത അവകാശപ്പെടാനാകും? ടിപ്പു യഥാര്‍ത്ഥത്തില്‍ ക്രൂരന്‍ ആയിരുന്നുവെങ്കില്‍ മസ്ജിദും അമ്പലവും അടുത്തടുത്ത്‌ നിര്‍മിച്ചു മാതൃക കാണിക്കുമായിരുന്നോ? യഥാര്‍ഥ മാതൃകഭരണാധികാരി ആയിരുന്നെങ്കില്‍ മനുഷ്യവിഭവശേഷിയും ധനവും കൊണ്ട് ധൂര്‍ത്തിന്റെ സ്മാരകങ്ങള്‍ പണികഴിപ്പിക്കുമായിരുന്നോ? 1)ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ? ബോറടിപ്പിച്ചാല്‍ മാപ്പാക്കണം എന്ന മുഖവുരയോന്നും വേണ്ടാ നിരൂ, ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതി ഫെയ്സ്ബുക്കിലെ ആമുഖം ഗുംബസിലെ അലങ്കാരങ്ങളും നല്ല ഭംഗി ഈ പോസ്റ്റ്‌ ശരിക്കും ഇഷ്ടപ്പെട്ടു. നിരു പറഞ്ഞതു പോലെ ചരിത്രത്തിലേക്ക് ഇറങ്ങി ചെന്നാല്‍ പലകാര്യങ്ങളും അങ്ങനെയാണ് ,പിന്നെ യുദ്ധം അതെപ്പോഴും ക്രൂരതകള്‍ മാത്രം സമ്മാനിക്കുന്നു, ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ധര്‍മ്മമെന്നു കരുതുന്നത്, ഒരു സാധാരണ മനുഷ്യന് സമ്മതിക്കാവുന്നതാവില്ല. പിന്നെ ജെയിലില്‍ അവസാന ശ്വാസമെടുക്കാന്‍ തുടങ്ങുന്നവന്റെ പിടച്ചില്‍ അതൊന്നും ഓര്‍ക്കാതിരിക്കുകയാവും ഭേദം ഇനി പോസ്ടിടാതെ ബസില്‍ കറങ്ങി നടക്കുന്നത് കണ്ടാല്‍ ക്വോട്ടെഷന് ആളെ വിടും.. ഓരോ ചിത്രം കാണുമ്പോഴും ചരിത്ര സ്മാരകങ്ങളോടുള്ള നമ്മുടേ അവഗണന വ്യക്തം ആകുന്നു……. ശരിക്കും വിഷമം തോന്നുന്നു ഇതു ഒക്കേ സംരക്ഷിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു ഭരണാധികാരി പോലും നമുക്ക് ഇല്ലല്ലോ! ഹുയ്യൊ…. ഒരു വമ്പന്‍ യാത്ര കഴിഞ്ഞു വന്ന ക്ഷീണം (എനിക്ക്)… ശ്രീരംഗത്ത് മൂന്നു കുരങ്ങന്മാരുടെ ശില്പം ശ്രദ്ധിച്ചിരുന്നോ?…ഒന്നിന്റെ ഒരു ചെവിയിലൂടെ ഈര്‍ക്കിലിയിട്ടാല്‍ മറ്റെ ചെവിയിലൂടെ വരും… രണ്ടാമത്തേതിന്റെ വായിലൂടെ വരും മൂന്നാമത്തെതിന്റെ ചെവിയില്‍ ത്തന്നെ തടഞ്ഞു നിക്കും…. മൂന്നു തരം രഹസ്യ സൂക്ഷിപ്പുകാരെ ഉള്ളുവത്രെ… ”കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്”. നിരക്ഷരന് ഇനിയും യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ അങ്ങനെ ഞാനും ശ്രീരംഗപട്ടണം വരെ ഓസ്സീലൊരു യാത്ര പോയി:( ഇനി ബസ്സേക്കേറി പഞ്ചാരയടിച്ചു നടന്നാൽ സ്പോട്ട് ഫൈനടിക്കും സൂക്ഷിച്ചോ:( വര്‍ഷതന്ന വിവരങ്ങള്‍ കൃത്യമാണ്. അത് ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ചില കാര്യങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഞാന്‍. റാം, ഇസ്മായില്‍ കുറുമ്പടി എന്നിവരുമായി ഒരു ചര്‍ച്ചയ്ക്കായി അതിന് ശേഷം മടങ്ങിവരുന്നതാണ്. “100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.” ഇനിയെന്തു വേണം ഭായ് ….നീളം കുടിയാലും നല്ല ഒരു ചരിത്രവായന ശ്രീരംഗപട്ടണത്തേക്ക് അദ്യമായി യാത്രവന്നവര്‍ക്കും, എന്നെപ്പോലെ തന്നെ പഴയ സ്കൂള്‍,കോളേജ് സ്റ്റഡി ടൂറുകളുടെ ഓര്‍മ്മ പുതുക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ കമന്റ് ബോക്സില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ നിരത്തിയിരുന്നു. അതിനെല്ലാം മറുപടി കിട്ടി. മറുപടി തന്നെ റാമിനും ശ്രീ വര്‍ഷയ്ക്കും പ്രത്യേകം നന്ദി. മറ്റ് ചില ചോദ്യങ്ങള്‍ പോസ്റ്റില്‍ത്തന്നെ ഞാന്‍ ഉന്നയിച്ചിരുന്നു. അത് ഇങ്ങനെയാണ്. ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട്? എത്രത്തോളം പതിരുണ്ട്? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ? പ്രധാനമായും ടിപ്പുസുല്‍ത്താന്‍(പി.കെ.ബാലകൃഷ്ണന്‍ നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം(കെ.കെ.എന്‍ കുറുപ്പ്)…. എന്നീ 2 ഗ്രന്ഥങ്ങളാണ് ടിപ്പുവിനെക്കുറിച്ചുള്ള മനസ്സിലാക്കാനായി ഇക്കാലത്തിനിടയില്‍ ഞാന്‍ അവലംബിച്ചിട്ടുള്ളത്. പിന്നെ ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടാവുന്ന അത്രയും സൈറ്റുകളും. അതൊക്കെ എന്തായാലും, ഞാന്‍ നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ സ്ഥലങ്ങളും അവിടന്നുള്ള സ്മാരകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, ടിപ്പുവിനെപ്പറ്റി തര്‍ക്കമില്ലാതെ വിശ്വസിച്ച് പോരുന്നതുമായ കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഈ പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ചോദ്യരൂപേണെ ഞാന്‍ ഉന്നയിച്ചിട്ടുള്ളത് എനിക്കിപ്പോഴും നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ മാത്രമാണ്. എനിക്ക് കിട്ടിയ ചില ഉത്തരങ്ങളും, വിവരങ്ങളും ഈ കമന്റ് ബോക്സില്‍ ഞാന്‍ നിങ്ങള്‍ എല്ലാവരുമായി പങ്കുവെക്കുന്നു. അന്യദേശ ചരിത്രകാരന്മാര്‍ പലരും ടിപ്പുവിനെ മതഭ്രാന്തനായും ക്രൂരനായ ഭരണാധികാരിയായും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, മേല്‍പ്പറഞ്ഞ 2 ഗ്രന്ഥകര്‍ത്താക്കളും അതൊക്കെ എഴുതിത്തള്ളിയിരിക്കുന്നു. ടിപ്പുവിനെപ്പറ്റി അന്യദേശ ചരിത്രകാരന്മാര്‍ പറഞ്ഞ നല്ല റഫറന്‍സുകള്‍ ഇവര്‍ രണ്ടുപേരും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത് കുഴപ്പിക്കുന്നു, ഒരു തീരുമാനത്തില്‍ എത്താന്‍ ആകുന്നില്ല. വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ എന്നതാണ് സങ്കടം. ഏത് വലിയ ചരിത്രകാരന്‍ പറയുന്നതും അപ്പാടെ വിഴുങ്ങാനോ, തുപ്പിക്കളയാനോ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. ടിപ്പു മതഭ്രാന്തനല്ല പക്ഷെ മതവിശ്വാസിയായി ജീവിച്ചിരുന്ന ആളായിട്ടാണ് മുകളിലെ പുസ്തകങ്ങളില്‍ സമര്‍ത്ഥിക്കുന്നത്. അന്യമതങ്ങളെ അദ്ദേഹം ബഹുമാനിച്ചിരുന്നതായും പരാമര്‍ശമുണ്ട്. അതിന് ലഭ്യമായ പ്രധാന തെളിവുകളില്‍ ഒന്ന് ശൃംഗേരിമഠം ക്ഷേത്രത്തിലെ കന്നട ഭാഷയിലുള്ള ചില രേഖകളാണ്. ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനായി ടിപ്പു നല്‍കിയ സംഭാവനകളെപ്പറ്റിയാണ് അതില്‍ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിപ്പു നല്‍കിയ ഇളവും ദാനവും കോഴിക്കോട് കളക്‍ടറേറ്റ് രേഖകളില്‍ ഉണ്ടെന്നും കെ.കെ.എന്‍.കുറുപ്പ് പറയുന്നു. ടിപ്പു നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ക്ഷേത്രങ്ങള്‍, കൃസ്ത്യന്‍ പള്ളികള്‍ എന്നതിനൊനും ഒരു രേഖയോ തെളിവോ ഇല്ലെന്ന് പി.കെ.ബാലകൃഷ്ണന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. ടിപ്പുവിന്റെ ക്രൂരതകള്‍, തന്റെ രാജ്യത്തോടും, നാട്ടുകാരോടും ക്രൂരമായ നടപടികള്‍ എടുത്തിട്ടുള്ള വിദേശ പട്ടാള ഓഫീസര്‍മാരോട് ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട് 2 പുസ്തകങ്ങളിലും. യുദ്ധത്തില്‍ കീഴടക്കപ്പെടുന്ന സ്ഥലങ്ങളിലെ സ്ത്രീകളോട് വളരെ മാന്യമായ പെരുമാറ്റം ആയിരുന്നു ടിപ്പുവിന്റേതെന്നും പുസ്തകങ്ങളില്‍ ഉണ്ട്. അതേ സമയം ഇംഗ്ലീഷുകാര്‍ പരാജിതരായ ദേശങ്ങളിലെ സ്ത്രീകളോട് മോശമായി പെരുമാറിയതായും പറയുന്നു. ടിപ്പു നടത്തിയ മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ ഒന്നും ഇല്ല എന്ന് ശ്രീ ബാലകൃഷ്ണന്‍ പറയുമ്പോള്‍, അല്‍പ്പം ന്യൂട്രലായിട്ടുള്ള സമീപനമാണ് കെ.കെ.എന്‍.കുറുപ്പിന്റേത്. എന്നാല്‍ ഇംഗ്ലീഷ് റഫറന്‍സുകളില്‍ ടിപ്പു ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വരെ പരസ്യമായി സുന്നത്ത് നടത്തിയതിനെപ്പറ്റിയും, അതിന്റെ പേരില്‍ ഹൈദര്‍ ടിപ്പുവുമായി ഇടയുന്നതിനെപ്പറ്റിയും പരാമര്‍ശമുണ്ട്. മലബാറിലേക്ക് ടിപ്പു നടത്തിയ പടയോട്ടമൊക്കെ സാമ്രാജ്യവികസനത്തിന്റേയും പിന്നെ ഹൈദര്‍ അലി വെട്ടിപ്പിടിച്ച നാടുകള്‍ എന്ന നിലയില്‍ അത് നിലനിര്‍ത്താനും വിദേശികള്‍ക്ക് എതിരെ പോരാടാനുള്ള അര്‍ത്ഥം ഉണ്ടാക്കാനുമായിരുന്നു എന്ന പരാമര്‍ശങ്ങളാണ് ഉള്ളത്. ഹൈദര്‍ അലി ചിറയ്ക്കലില്‍ നിന്ന് പിടിച്ച് കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി മുഹമ്മദ് അയാസ് ഖാന്‍ എന്ന് പേരിട്ട കുമാരന്‍ നമ്പ്യാര്‍ എന്ന വ്യക്തി പിന്നീട് ഹൈദറിന്റെ പ്രിയപ്പെട്ടവനാകുകയും ബെഡ്‌നോര്‍(ഹൈദര്‍ നഗര്‍) ന്റെ നവാബായി നിയമിക്കപ്പെടുകയും ചെയ്യുന്നതായി ഇംഗ്ലീഷ് പരാമര്‍ശങ്ങളുണ്ട്. ഇതൊക്കെ ടിപ്പുവിന് അയാസ് ഖാനോട് വൈരാഗ്യം ഉണ്ടാകുകയും, അത് മലബാറിനോട് തന്നെയുള്ള വൈരാഗ്യമായി മാറുന്നുണ്ടെന്നും, ഹൈദറിന്റെ മരണശേഷം അയാസ് ഖാന് എതിരായി ടിപ്പു മരണ വാറണ്ട് പുറപ്പെടുവിക്കുന്നതുമായ ചില കഥകളെപ്പറ്റി ഈ പുസ്തകങ്ങളില്‍ ഒന്നും പറയുന്നുമില്ല. പല സംശയങ്ങള്‍ക്കും, എനിക്ക് കിട്ടിയ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമോ വേണ്ടയോ എന്നിതുവരെ തീരുമാനിക്കാനായിട്ടില്ല. അതുകൊണ്ടാണ് ആ സമസ്യകളിലൊക്കെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിച്ചത്. സരിജയുടെ കമന്റ് വളരെ പ്രസക്തമാണ്. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്. ചരിത്രം ആര് എഴുതുന്നു എന്നതും ഒരു വിഷയമാണ്. വിജയി എഴുതുന്ന ചരിത്രവും പരാജയപ്പെട്ടവന്‍ എഴുതുന്ന ചരിത്രവും ഒന്നല്ല. @ ഇസ്മായില്‍ കുറുമ്പടി – രാജാക്കന്മാര്‍ പലരും വിലപിടിപ്പുള്ള സ്മാരകങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരാണ്. അതൊക്കെ പല രാജവംശത്തിന്റേയും ഭാഗമാണ്. അതുകൊണ്ട് അവര്‍ മാതൃകാ ഭരണാധികാരികള്‍ ആകാതിരിക്കുന്നില്ല. മോശം ഭരണവും ധൂര്‍ത്തും ഉള്ള രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്. @ റാം – ആ ലിങ്കുകള്‍ക്ക് നന്ദി. ആ ലിങ്കില്‍ പറയുന്ന ‘പീരങ്കി മുകളില്‍ നിന്ന് വീണതല്ല‘ എന്ന ഒരു കാര്യത്തോട് ഞാനും യോജിക്കുന്നുണ്ട്. അത് തെളിയിക്കേണ്ടത് ആര്‍ക്കിയോളജിക്കാരോ അതുപോലുള്ളവരോ ആണ്. നമുക്ക് തല്‍ക്കാലം നിലവിലുള്ള, ചോദ്യം ചെയ്യപ്പെടാത്ത ചരിത്രം പറയുന്നത് വിശ്വസിക്കാനേ മാര്‍ഗ്ഗമുള്ളൂ. Niru chettan pranjathu pole, വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ. വിശദമായ അഭിപ്രായത്തിനും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചരിത്രങ്ങള്‍ പങ്കുവെച്ചതിന് നന്ദി:) ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും ആദ്യമേ ജയന് അഭിനന്ദനങ്ങള്‍,ഗൂഗിള്‍ ബസ്സില്‍ നിന്നും ഈ നിരക്ഷരനെ തൂക്കി എറിഞ്ഞതിന്… അതുകൊണ്ടല്ലേ ഇത്രയും സുന്ദരമായ ഒരു പോസ്റ്റ്‌ കിട്ടിയത്! എന്തു രസകരമായാണ് വിവരണങ്ങള്‍,അതുപോലെ മനോഹരമായ ചിത്രങ്ങളും,എങ്ങിനെ അസൂയ തോന്നാതിരിക്കും? ഞാനും ശ്രീരംഗ പട്ടണത്തു പോയിട്ടുണ്ടു. ഈ പറഞ്ഞതൊന്നും അവിടെ കണ്ടില്ല. മുകളില്‍ Ram തന്നിട്ട് പോയ ലിങ്ക് വഴി ഒന്ന് പോയി നോക്കിയാലും ഇക്കാര്യം മനസ്സിലാക്കാന്‍ പറ്റും. എന്നിരുന്നിട്ടും ഗൈഡുകള്‍ വഴിയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത് ശരിയായ വിവരമല്ല. ഇനി ശ്രീരംഗപട്ടണം വഴി പോകുന്ന ആരെങ്കിലും കൂടുതല്‍ അന്വേഷിച്ചെങ്കില്‍ നന്നായിരുന്നു. അടുത്ത പ്രാവശ്യം എനിക്ക് പോകാന്‍ പറ്റുമ്പോള്‍ ഞാനും കൃത്യമായതും ആധികാരികമായതുമായ വിവരം ശേഖരിക്കാന്‍ ശ്രമിക്കുന്നതാണ്. നന്നായിട്ടുണ്ട്. നമ്മളെല്ലാം സ്കൂളില്‍ പഠിച്ച ചരിത്രം അപൂര്‍വ്വമായേ അയവിറക്കാറുള്ളൂ. ഞാന്‍ കുടുംബസമേതം കഴിഞ്ഞ ആഴ്ച ലാല്‍ബാഗില്‍ പോയിരുന്നു. ഇടക്കിടെ പോകാറുണ്ട്. പക്ഷെ കഴിഞ്ഞ തവണയാണ് ഗൈഡിനെ കിട്ടിയത് ലാല്‍ബാഗിലും ഗൈഡ് ഉണ്ട്) ടിപ്പു സുല്‍ത്താന്‍ നട്ടുവളര്‍ത്തിയ മാവ് ഗൈഡ് കാണിച്ചു തന്നപ്പോള്‍ ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയെ ഒക്കെ ഓര്‍ത്തു. ഹൈദര്‍ അലി ആണത്രെ 40 ഏക്കറില്‍ ലാല്‍ബാഗ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അത് 260 ഏക്കര്‍ ഉണ്ട്. അവിടെ ഉള്ള ഗ്ലാസ് ഹൌസ് വൈസ്രോയ് പുഷ്പപ്രദര്‍ശനം കാണാന്‍ വേണ്ടി നിര്‍മ്മിച്ചതാണത്രെ. ലാല്‍ബാഗിനെ പറ്റി എനിക്കൊരു പോസ്റ്റ് എഴുതണമായിരുന്നു. പക്ഷെ ഞാന്‍ സാക്ഷരനായിപ്പോയില്ലേ പറ്റുമോ എന്തോ:) നിരക്ഷരന്‍ ആയതുകൊണ്ട് ഞാന്‍ ആ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒരു മത്സരത്തിലുള്ള ബാല്യം അവശേഷിക്കുന്നില്ല എന്നതുതന്നെ പ്രധാന കാരണം. ഇത് ശ്രീരംഗപട്ടണത്തെപ്പറ്റിയുള്ള പോസ്റ്റാണ്. വിഷയയുമായി ബന്ധമില്ലാത്ത തരത്തിലുള്ള കമന്റുകള്‍ നീക്കം ചെയ്യപ്പെടുന്നതാണ്. ഡോ:കെ.കെ.എന്‍. കുറുപ്പിന്റെ ‘നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ പറയുന്ന അവസാന രംഗം ഇപ്രകാരമാണ്. ആ ശരീരത്തെപ്പറ്റി മേജര്‍ അല്ലന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ‘കവാടത്തില്‍ നിന്നും പുറത്തേക്ക് നീക്കപ്പെട്ടപ്പോള്‍ ടിപ്പുവൊന്റെ കണ്ണുകള്‍ ശരിക്കും തുറന്നാണിരുന്നത്. ശരീരത്തിന് അപ്പോഴുമുണ്ടായിരുന്ന ചൂടുകൊണ്ട് ജീവനില്ലേ എന്നുപോലും ഞാനും കേണല്‍ വെല്ലസ്ലിയും അല്‍പ്പം സംശയിച്ചു. ശരീരത്തില്‍ നാല് മുറിവുകളുണ്ടായിരുന്നു. മൂന്നെണ്ണം ശരീരത്തിലും ഒന്ന് വലതുചെവിയുടെ മുകള്‍ഭാഗത്തുകൂടി തുളഞ്ഞു കവിളിലും എത്തിയിരുന്നു. അഭിജാതമായ ഒരു ദര്‍ശനീയത അദ്ദേഹത്തില്‍ കാണാം. മുഖഭാവത്തില്‍ ഒരു നിശ്ചഞ്ചലത. ആ ഭാവം സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഒരാളാണെന്നു സ്വയം വ്യക്തമാക്കി.‘ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പോയിരുന്നു, ഒരിക്കല്‍ കൂടി പോകണം ടിപ്പുവിനെയും ശ്രീരംഗപട്ടണത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഒരു വിവാദം നിരക്ഷരന്‍ മനസ്സിലാക്കിയിരിക്കുമല്ലോ. ഭാസ്കരന്‍ മാനന്തേരി തന്റെ ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ എന്ന പുസ്തകത്തില്‍, ടിപ്പു സുല്‍ത്താന്‍ പടയോട്ട കാലത്ത് മലബാര്‍ പ്രദേശത്ത് കടത്തനാട് എത്തുകയും അവിടെ വച്ച് ഉണ്ണിയാര്‍ച്ചയെ കണ്ടുമുട്ടുകയും ഉണ്ണിയാര്‍ച്ചയുടെ ബന്ധുക്കളെയെല്ലാം കൊല്ലുകയും തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയെ ഭാര്യയാക്കി ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി എന്നും അവിടെയുള്ള ക്ഷേത്രം ഉണ്ണിയാര്ച്ചക്ക് വേണ്ടി പണി കഴിപ്പിച്ചതാനെന്നും ഒക്കെ അതില്‍ പറയുന്നു . പക്ഷെ ഇതിനെ വികലമായ ചരിത്ര പുനരാഖ്യാനം ആയിട്ടാണ് പലരും കാണുന്നത് . കേരളശബ്ദം വാരികയില്‍ ഇതിനെതിരെ ലേഖനങ്ങള്‍ വരുന്നുണ്ട് . നന്നായിരിക്കുന്നു. സമഗ്രമായ വിവരണം സുന്ദരമായ ചിത്രങ്ങള്‍… വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയും ടിപ്പുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബത്തേരിയുടെ പഴയ പേര് ഗണപതിവട്ടം എന്നായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, അദ്ധേഹത്തിന്റെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ബത്തേരിയിലെ ഒരു ജൈന ക്ഷേത്രം ഉപയോഗിച്ചിരുന്നു. അതില്‍ നിന്നാണ് ടിപ്പുവിന്റെ ആയുധപുര എന്നര്‍ത്ഥം വരുന്ന “sultan ‘s battery “ ഉണ്ടായതും ക്രമേണ അത് സുല്‍ത്താന്‍ ബത്തേരി ആയി മാറിയതും. ബത്തേരിയിലെ ആ ജൈന ക്ഷേത്രം ഇപ്പോള്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. ക്ഷേത്രത്തില്‍, ബത്തേരിയെ മൈസൂര് ഉം ആയി ബന്ധിപ്പിക്കുന്ന ഒരു തുരങ്കം ഉണ്ടായിരുന്നത്രേ. വളരെ പണ്ട് അതും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഒരിക്കല്‍ അത് വഴി ഇറങ്ങിപ്പോയ കുറച്ചു വിദേശികള്‍ തിരിച്ചു വന്നിലത്രെ!(സത്യം ഇതാണോ എന്നറിയില്ല എന്തായാലും ഇപ്പോള്‍ തുരങ്കം സീല്‍ ചെയ്തിരിക്കുകയാണ്… രസകരമായ ഒന്ന്, ബത്തേരിയിലെ ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഇപ്പോഴും സ്ഥലപേരു ഗണപതിവട്ടം തന്നെയാണ്.. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും. വളരെ നന്ദിയുണ്ട് നിരക്ഷരന്‍ സാര്‍. ഞങ്ങള്‍ ഇത്തവണ സ്കൂള്‍ ടൂര്‍ പോയത് മൈസൂരിലേക്കായിരുന്നു. ചരിത്രാന്വേഷണം താത്പര്യമില്ലാത്ത ചിലര്‍ കൂട്ടത്തിലുണ്ടായിരുന്നത് കാരണം പല സ്ഥലങ്ങളും കാണാന്‍ സാധിച്ചില്ല. ശ്രീരംഗപട്ടണം കോട്ടയും അതിനോടനുബന്ധിച്ച ചരിത്ര സ്മാരകങ്ങളും കാണാന്‍ കഴിഞ്ഞില്ല. ഗുംബസിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ല എന്നൊരു തോന്നല്‍ മനസ്സിലുണ്ട്. വളരെ നല്ല നിലയില്‍ ചരിത്രാവബോധം നല്‍കിയ നിരക്ഷരന്‍ സാറിന് ഒരായിരം അഭിനന്ദനങ്ങള്‍. കോളേജ് കാലം മുതല്‍ക്കേ എന്റെയൊരു ഇഷ്ടസങ്കേതമാണ് വയനാട്. 1986 മുതല്‍ കുറേയധികം പ്രാവശ്യം വയനാട്ടില്‍ ചുറ്റിത്തിരിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നിട്ടും കുഞ്ഞഹമ്മദിക്കയെ കാണുന്നതും അറിയുന്നതും ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് മാത്രമാണ്. എങ്ങനാണിപ്പോള്‍ ഈ മനുഷ്യനെ ഒന്ന് അവതരിപ്പിക്കുക എന്ന് പോലും നിശ്ചയമില്ല. വാക്കുകള്‍ തികയാതെ വരും, അക്ഷരങ്ങള്‍ക്കായി ഞാന്‍ വീണ്ടും തപ്പിത്തടയും, നിരക്ഷരത്വത്തിന് ആക്കം കൂടും. എന്നാലും ഒന്ന് ശ്രമിക്കുന്നു; അത്രതന്നെ. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെതലയം എന്ന സ്ഥലത്താണ് കുഞ്ഞഹമ്മദിക്കയുടെ വീട്. ഭാര്യയും രണ്ട് പെണ്‍മക്കളും വിവാഹമോചിതയായി നില്‍ക്കുന്ന മൂത്തമകളുടെ കുട്ടിയും അടങ്ങുന്ന 5 അംഗ കുടുംബമാണ് അദ്ദേഹത്തിന്റേതെന്ന് വേണമെങ്കില്‍ ഒറ്റവാചകത്തില്‍ പറഞ്ഞൊതുക്കാം. പക്ഷെ അങ്ങനല്ല കാര്യങ്ങളുടെ കിടപ്പ്; അതല്ല സത്യാവസ്ഥ. ആ ഭാഗത്ത് ചെന്നെത്താന്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളൊക്കെയും കുഞ്ഞഹമ്മദിക്കയുടെ കുടുംബം തന്നെ. അവര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ഒരാളെ, കൈയ്യില്‍ കിട്ടുന്ന റേഷനരിയടക്കം എല്ലാം അവര്‍ക്ക് വേണ്ടി ചിലവാക്കുന്ന ഒരാളെ പിന്നെങ്ങനാണ് പരിചയപ്പെടുത്തേണ്ടത് റേഷനരിയുടെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. റേഷന്‍ കാര്‍ഡ് അദ്ദേഹത്തിന്റെ ഭാര്യ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. കുഞ്ഞഹമ്മദിക്ക കാര്‍ഡില്ലാതെ, റേഷന്‍ കടയില്‍ ചെന്നാല്‍ സാധനങ്ങള്‍ കൊടുക്കരുതെന്നും അവര്‍ ശട്ടം കെട്ടിയിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല; ഇങ്ങനൊക്കെ ചെയ്തില്ലെങ്കില്‍ അവരുടെ അടുപ്പില്‍ തീ പുകയില്ല. വീട്ടിലെത്തുന്നതിന് മുന്നേ ഏതെങ്കിലും ആദിവാസി കൂരയിലെ ഒട്ടിയ വയറിന്റെ വിശപ്പടക്കാന്‍ ആ റേഷന്‍ കൊണ്ടുപോയിക്കൊടുത്തെന്ന് വരും കഥാനായകന്‍. പട്ടിണിയായിപ്പോകാതിരിക്കാന്‍ മാത്രം കുഞ്ഞഹമ്മദിക്കയുടെ ബീവിക്ക് റേഷന്‍ കാര്‍ഡ് ഒളിപ്പിച്ച് വെക്കേണ്ടിവരുന്നു എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാം പൂര്‍ണ്ണപിന്തുണയാണവര്‍ നല്‍കുന്നത്. ഏയ്ഡ്‌സിനെപ്പറ്റിയുള്ള അജ്ഞത കാരണം, ഏയ്‌ഡ് ബാധിച്ച് മരിച്ച ഒരു ആദിവാസിയുടെ ശരീരം മറവുചെയ്ത് കുഞ്ഞഹമ്മദിക്ക മടങ്ങിവന്നപ്പോള്‍, അപ്പോള്‍ മാത്രമാണ്, അവര്‍ കുഞ്ഞഹമ്മദിക്കയുമായി കുറച്ച് ദിവസത്തേക്ക് ഇടഞ്ഞത്. ആദിവാസികള്‍ക്ക് എങ്ങിനെ ഏയ്‌ഡ്സ് വന്നു എന്ന വിഷയം മറ്റൊരിക്കല്‍ പ്രതിപാദിക്കുന്നതാവും അഭികാമ്യം. അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഇവിടം കൊണ്ടൊന്നും തീരില്ല. ആഴ്ച്ചയില്‍ 9 കിലോ അരി റേഷന്‍ കിട്ടും. അതുവാങ്ങാന്‍ 2 ദിവസം മാത്രമേ കുഞ്ഞഹമ്മദിക്ക ജോലി ചെയ്യാറുള്ളൂ. ബാക്കി ദിവസങ്ങളെല്ലാം ആദിവാസികുടുംബങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്. അക്കമിട്ട് നിരത്തിപ്പറഞ്ഞാല്‍ തീരാത്ത അത്രയുമുണ്ട് ആ പ്രവര്‍ത്തനങ്ങള്‍. ഞാന്‍ മനസ്സിലാക്കിയത് അതില്‍ ചിലത് മാത്രം. സുനില്‍ കോടതി ഫൈസല്‍ എന്ന ബ്ലോഗ് സുഹൃത്ത് കാണിച്ചുതന്ന കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള വാര്‍ത്തകളുടെ പേപ്പര്‍ കട്ടിങ്ങുകള്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം അരദിവസമെങ്കിലും വേണം. റേഷന്‍ കാര്‍ഡ് കൈയ്യിലുണ്ടെങ്കിലേ ആദിവാസികള്‍ക്കായാലും അല്ലാത്തവര്‍ക്കായാലും സൌജന്യ അരിയും ഓണം കിറ്റുമൊക്കെ കിട്ടൂ. റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള എഴുത്തുകുത്തുകളും കടലാസ് ജോലികളും ചെയ്യാന്‍ ആദിവാസികളില്‍ പലര്‍ക്കും അറിയില്ല; അവര്‍ മെനക്കെടാറുമില്ല. കാര്‍ഡുണ്ടാക്കാന്‍ സഹായിക്കുന്നത് കുഞ്ഞഹമ്മദിക്കതന്നെയാണെന്ന് മനസ്സിലാക്കിയപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ നേതാക്കന്മാരും രാഷ്ട്രീയക്കാരുമൊക്കെ എവിടാണെന്ന് അത്ഭുതപ്പെടാതെ വയ്യ. നമ്മളൊക്കെ പറയാറില്ലേ ഇലക്ഷനാകുമ്പോള്‍ വോട്ട് ചോദിക്കാന്‍ ഇപ്പറഞ്ഞവര്‍ ഒക്കെ എല്ലായിടത്തും കയറിയിറങ്ങുമെന്ന് പക്ഷെ ഇവിടെ അങ്ങനൊരു കീഴ്‌വഴക്കവും ഇല്ലത്രേ! പഞ്ചായത്ത് ഇലക്ഷന്, അതായത് 4 അല്ലെങ്കില്‍ 5 വോട്ടുകള്‍ക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മറിയാന്‍ സാദ്ധ്യതയുള്ള സീറ്റുകള്‍ വരുമ്പോള്‍ മാത്രമേ ഈ ആദിവാസി കുടികളില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും പോകാറുള്ളൂ. ബാക്കിയുള്ള തിരഞ്ഞെടുപ്പുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ആണല്ലോ ജയിച്ച് കയറിപ്പോകുന്നത്. അങ്ങനാകുമ്പോള്‍ അട്ടകടിയും കൊണ്ട്, ആനയും കടുവയുമൊക്കെ ഇറങ്ങുന്ന കാട്ടിലൂടെ ഇവരുടെ കുടീലൊക്കെ കയറി ഇറങ്ങാന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്കുണ്ടോ സമയം ആ സ്ഥാനത്താണ് കുഞ്ഞഹമ്മദിക്ക പ്രവര്‍ത്തകനാകുന്നത്, രക്ഷകനാകുന്നത്, ഒറ്റയാള്‍ പട്ടാളമാകുന്നത്. ഇക്കഴിഞ്ഞ ഓണത്തിനും റേഷന്‍‌ കാര്‍ഡില്ലാത്തതുകൊണ്ട് ഓണക്കിറ്റ് കിട്ടാതെ പോയവര്‍ക്ക് ഓണക്കിറ്റ് എത്തിച്ചത് കുഞ്ഞഹമ്മദ് എന്ന വയനാടന്‍ മാവേലിതന്നെയാണ്. തന്റെ പേരക്കുട്ടിയുടെ പഴയ ഒരു ഉടുപ്പ് ഒരു ആദിവാസി കുട്ടിക്ക് കൊണ്ടുക്കൊടുത്തിട്ട് പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് ചെല്ലുമ്പോഴും ആ കുട്ടിക്ക് അതല്ലാതെ മറ്റ് കുപ്പായം ഒന്നുമില്ല എന്ന് കുഞ്ഞഹമ്മദിക്ക വഴി മനസ്സിലാക്കിയതുകൊണ്ടുകൂടെയാണ് മൈന ഉമൈബാനും ഭര്‍ത്താവ് സുനില്‍ കോടതി ഫൈസലും, ആഷ്‌ലിയും(ക്യാപ്റ്റന്‍ ഹാഡോക്ക്) മറ്റ് ബൂലോകരുമൊക്കെ ചേര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് വയനാട്ടില്‍ കുറച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ബത്തേരിയിലെ ആദിവാസി കോളനികളിലെ ആള്‍ക്കാരുടെ പേരും വയസ്സും മറ്റ് വിവരവും കൃത്യവും വ്യക്തവുമായി കുഞ്ഞഹമ്മദിക്കയുടെ ഇടുപ്പിലെ ഡയറിയില്‍ ഉള്ളതുപോലെ മറ്റേതെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ പോലും ഉണ്ടോയെന്ന് കണ്ടുതന്നെ അറിയണം. ആദിവാസികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയില്‍ പലയിടത്തും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അത്തരം യാത്രകള്‍ക്കിടയില്‍ ചമ്പല്‍ക്കാടില്‍ നിന്ന് എടുത്ത ഒരു ഫോട്ടോ 2 മുറിമാത്രമുള്ള അദ്ദേഹത്തിന്റെ കൊച്ചുവീടിന്റെ ചുമരില്‍ തൂങ്ങുന്നു. ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തീരുന്നില്ല കുഞ്ഞഹമ്മദിക്കയുടെ ജീവിതം. തന്റെ നാടിന്റെ സദ്‌ഗതി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇക്കഴിഞ്ഞ ഓണത്തിന് തൊട്ടടുത്തുള്ള സ്കൂളിന്റെ പരിസരത്തുനിന്ന് മാത്രം കിട്ടിയ പ്ലാസ്റ്റിക്ക് മദ്യക്കുപ്പികളും വെള്ളക്കുപ്പികളും തൂത്ത് പെറുക്കി കൂട്ടിക്കെട്ടി ഒരു കൂമ്പാരമാക്കി സ്കൂളിന്റെ മുന്നില്‍ത്തന്നെ ഇട്ടിട്ടുണ്ട് അദ്ദേഹം. പ്ലാസ്റ്റിക്കിനെതിരേയും മദ്യത്തില്‍ മുങ്ങിത്താഴുന്ന യുവത്വത്തിനെതിരേയുമാണ് ഈ പ്രവൃത്തിയിലൂടെ കുഞ്ഞഹമ്മദിക്കയുടെ ശബ്ദം ഉയരുന്നത്. മുന്‍പ് ഒരിക്കല്‍ ഇതുപോലെ ഹാന്‍സ് അല്ലെങ്കില്‍ മറ്റ് പുകയില ലഹരിവസ്തുക്കള്‍ വരുന്ന പാക്കറ്റുക്കള്‍ പെറുക്കിക്കൂട്ടി, അതെല്ലാം ചേര്‍ത്ത് കുത്തിക്കെട്ടി കുപ്പായമുണ്ടാക്കി അതുമണിഞ്ഞ് കളക്‍ടറേറ്റിന് മുന്നില്‍ ചെന്ന് തന്റെ പ്രതിഷേധ സമരം നടത്തിയിട്ടുണ്ട്. സ്വന്തം വീടിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പ് അടിച്ച് വൃത്തിയാക്കിയിടുന്നത് കുഞ്ഞഹമ്മദിക്ക തന്നെ ആയതുകൊണ്ട് ഹാന്‍സ് പാക്കറ്റുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും കാണില്ലല്ലോ ! പരിസരപ്രദേശത്താകെ പ്രാണിശല്യം. നാട്ടുകാര്‍ക്ക് ആര്‍ക്കും കിടക്കപ്പൊറുതിയില്ല. സര്‍ക്കാറില്‍ നിന്ന് ഒരു നടപടി, ഒരു മരുന്നടി; അതില്‍ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ യാതൊരു നീക്കങ്ങളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. കുഞ്ഞഹമ്മദിക്ക കുറേയധികം ചാകാത്ത പ്രാണികളെ ഒരു പ്ലാസ്റ്റിക്ക് കൂടയില്‍ ശേഖരിച്ച് കളക്‍ടറേറ്റിലേക്ക് കയറിച്ചെന്നു. കളക്‍ടറെ കാണാനുള്ള അപ്പോയന്റ്മെന്റ് ഇല്ലാത്തതുകൊണ്ട് കയറ്റിവിടില്ലെന്ന് കളക്‍ടറേറ്റുകാര്‍. ഏമ്മാനെ കാണാതെ പോകില്ലെന്ന് കുഞ്ഞഹമ്മദിക്ക. അവസാനം കണ്ടു. ഇപ്പോ ഈ നിമിഷം നടപടിയെടുത്തില്ലെങ്കില്‍ ജീവനുള്ള ഈ പ്രാണികളെയൊക്കെ കളക്‍ടറുടെ ചേമ്പറില്‍ തുറന്ന് വിടുമെന്ന ഭീഷണിക്ക് മുന്നില്‍ കളക്‍ടര്‍ വിരണ്ടു. ഉടന്‍ മരുന്നടിക്കാനുള്ള നിര്‍ദ്ദേശം വന്നു. പ്രാണിശല്യം അവസാനിച്ചു. ഇങ്ങനൊക്കെയുള്ള കാര്യങ്ങള്‍ കക്ഷിരാഷ്ട്രീയ-ഉദ്യോഗസ്ഥ ഭേദമെന്യേ നടപ്പിലാക്കുന്നതുകൊണ്ട് കണ്ടമാനം ശത്രുക്കളേയും കുഞ്ഞഹമ്മദിക്ക സമ്പാദിച്ചുവെച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ അദ്ദേഹമുണ്ടോ കാര്യമാക്കുന്നു. ഇടം വലം നോക്കാതെ പോക്കറ്റിന്റെ കനം കുറയുന്നത് നോക്കി ബേജാറാവാതെ കുഞ്ഞഹമ്മദിക്ക തന്റെ സേവനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കളക്‍ടറേറ്റിന് മുന്നില്‍ എന്തെങ്കിലുമൊക്കെ സമരമുറകളുമായി ഒറ്റയാന്‍ കുഞ്ഞഹമ്മദിക്ക പലവട്ടം നിറഞ്ഞുനിന്നിട്ടുണ്ട്. അതിന്റെയൊക്കെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിട്ടുമുണ്ട്. വാര്‍ത്തകള്‍ പലതും ലോക്കല്‍ എഡിഷനിലായി ഒതുങ്ങിയതുകൊണ്ട്, കുഞ്ഞഹമ്മദിക്ക എന്ന നിര്‍ദ്ധനനായ സാമൂഹ്യപ്രവര്‍ത്തകന്റെ വിവരം വയനാടന്‍ ചുരത്തിനപ്പുറമുള്ള മറ്റ് മലയാളികളിലേക്കെത്താതെ പോകുന്നു. തദ്ദേശത്തെ പല മാദ്ധ്യമങ്ങളും കുഞ്ഞഹമ്മദിക്കയെ ഒരു ആയുധമായി അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ എന്ന രീതിയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഉണ്ടായ ഒരു കൊച്ചുസംഭവത്തെ വിരോധാഭാസം എന്നേ പറയാന്‍ പറ്റൂ. ടീവി ചാനലുകള്‍ പലതും പേ ചാനലാക്കി മാറ്റിയതുകൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പ്രതികരിക്കാനാണ് കുഞ്ഞഹമ്മദിക്കയോട് പ്രസ്തുത മാദ്ധ്യമം ആവശ്യപ്പെട്ടത്. സ്വന്തമായിട്ട് ടീവി ഇല്ലാത്ത, ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും കാണാന്‍ പോലും മിനക്കെടാതെ മുഴുവന്‍ സമയം നാടിനുവേണ്ടി അലയുന്ന കുഞ്ഞഹമ്മദിക്കയെ അല്‍പ്പമെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മാദ്ധ്യമക്കാര്‍ അങ്ങനെ പറയില്ലായിരുന്നു. കിട്ടുന്ന സമ്പാദ്യത്തില്‍ നിന്ന് റേഷന്‍ അരിക്കുള്ളതൊഴിച്ച് ബാക്കിയെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കുന്നതിനിടയില്‍ സ്വന്തം കുടുംബത്തിന്റെ ഉന്നതി അദ്ദേഹം സൌകര്യാര്‍ത്ഥം വിസ്മരിക്കുന്നു. ഭാര്യയും രണ്ടാമത്തെ മകളും ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ട്. തുന്നല്‍ ജോലിക്ക് പോകുന്ന മകള്‍ക്ക് സ്വന്തമായി, 3000 രൂപയ്ക്ക് കിട്ടുന്ന ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ പോലും അദ്ദേഹത്തിന് കഴിയുന്നില്ല. അത്രയും പണവും കൈയ്യില്‍ വെച്ച് അദ്ദേഹം തുന്നല്‍ മെഷീന്‍ വില്‍ക്കുന്ന കട വരെ എത്തീട്ട് വേണ്ടേ അതിനുമുന്നേ ആ പണമൊക്കെയും ഏതെങ്കിലും ആദിവാസി കുടിയിലെ കഞ്ഞിയായി വേവും. അതൊക്കെ വിസ്മരിക്കാം… രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി, ഇപ്പോള്‍ അന്തിയുറങ്ങുന്ന കൊച്ചുവീടും 3 സെന്റ് സ്ഥലവും വില്‍ക്കേണ്ട അവസ്ഥയിലാണ് ഈ മനുഷ്യസ്നേഹി. ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്കയുടെ മുന്നില്‍ ചെന്ന് നിന്നപ്പോളും അങ്ങനെ തന്നെയാണ് തോന്നിയത്. അതൊരു മഹാമേരു തന്നെ. അതിന്റെ അടിയിലെവിടെയോ വളരുന്ന പാഴ്ച്ചെടികള്‍ മാത്രമാണ് നമ്മളൊക്കെ. മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ. ← ബ്ലോഗേഴ്സ് വയനാടൻ കാട്ടിലേക്ക് എന്റെ കേരളം എത്ര സുന്ദരം → 67 thoughts on “ ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക” പ്രത്യേകിച്ച് എനിക്ക് ഒന്നും പറയാന്‍ ഇല്ല…പറയാന്‍ ഉള്ളത് നിരക്ഷരന്‍ തന്നെ പറഞ്ഞുവല്ലോ … മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ. ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണണ്ട് എനിക്കും…അദ്ദേഹം ശരിയ്ക്കും ഒരു വിസ്മയമാണ്… ആവശ്യത്തിലധികം പണമുള്ളവർ പ്രശസ്തിക്കായി ചെയ്യുന്ന ചെറിയ ദാനങ്ങൾ പോലും ലൈംലൈറ്റിൽ Glorify ചെയ്യപ്പെടുന്ന ഈ കാലഖട്ടത്തിൽ ഈ മനുഷ്യനെ കണ്ടില്ലെന്നു നടിക്കാൻ മാധ്യമഭീമന്മാർക്ക് കഴിയുന്നുണ്ടല്ലൊ.. ആദിവാസികൾക്ക് വേണ്ടി കോടികൾ ബജറ്റിൽ ഉൾപ്പെടുത്താറുണ്ട്… എന്നാൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാനാരുമില്ലാത്ത അവസ്ഥ..ഏതാനും ലക്ഷങ്ങളീൽ തീർക്കാവുന്ന പ്രശ്നങ്ങളെ അവർക്കുള്ളൂ എന്നാൽ ആ കോടികൾ ഇന്ത്യൻ ബ്യൂറോക്രസി വിഴുങ്ങിക്കോളും.. ഇന്നലെ ബൂലോകത്തില്‍ വായിച്ചിരുന്നു…………………അഭിനന്ദനങ്ങള്‍ ……പരിചയപ്പെടുത്തലിനും …………ജീവകാരുണ്യപ്രവര്‍ ത്തനതിനും മുകളിലേക്ക് നോക്കി രണ്ട് കൈയ്യും കൂപ്പി നമിക്കാതെ വയ്യ. ചില മനുഷ്യരെങ്കിലും, ഇന്നും ഇങ്ങിനെയില്ലെങ്കില്‍, മനുഷ്യകുലത്തെ മൃഗകൂട്ടില്‍ പെടുത്തിയേനെ…. ഈ കാരുണ്യ പര്‍വത്തെ നമിക്കാതെ വയ്യ…. @ rahool – ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇതുപോലെ കുടുംബം പോലും മറന്ന് ആതുരസേവനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങിയ ചിലരെയെങ്കിലും കാണാന്‍ നമുക്കാവും. അവരില്‍ പലരേയും നമ്മള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുമുണ്ട്. ആദിവാസികള്‍ക്ക് ഉള്ളതിനേക്കാള്‍ സൌകര്യം എനിക്കുണ്ട്. അപ്പോള്‍ ഞാനെന്തിന് കൂടുതല്‍ സൌകര്യങ്ങള്‍ക്ക് പിന്നാലെ പായണം എന്ന് കുഞ്ഞഹമ്മദിക്കയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാനാവും. ഞാനങ്ങനെയാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് എനിക്കദ്ദേഹത്തോടുള്ള ബഹുമാനം കുറയുകയല്ല, കൂടിയിട്ടേയുള്ളൂ. എല്ലാ കാര്യത്തിനും, എല്ലാ നാണയത്തിനും 2 വശമുണ്ട്, 2 ചിന്തകളുണ്ട്. മറുവശമാണ് താങ്കള്‍ പറഞ്ഞത്. എന്തായാലും ഞാനതിനോട് യോജിക്കുന്നില്ല. താങ്കള്‍ക്ക് താങ്കളുടെ ശരി, എനിക്കെന്റെ ശരി, കുഞ്ഞഹമ്മദിക്കയ്ക്ക് അദ്ദേഹത്തിന്റെ ശരി. ഈ ലോകത്ത് ശരിക്കും തെറ്റിനും കൃത്യമായി നിര്‍വ്വചനങ്ങള്‍ ഒന്നുമില്ല. എല്ലാം അവനവന്‍ ന്യായീകരിക്കുന്നതുപോലെ അങ്ങ് പോകുന്നു. അത്ര തന്നെ. ഈ ലോകത്ത് തെറ്റൂം ശരിയും ഉണ്ടാക്കുന്നത് ചിന്താഗതിയാണ് എന്ന് കേട്ടിട്ടുണ്ട്. കുഞ്ഞഹമ്മദിക്ക ചെയ്യുന്നതെല്ലാം മഹത്കരമായ കാര്യങ്ങളാണെങ്കിലും വീട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തില്‍ പരോപകാരം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ് എന്ന് എനിക്കും തോന്നുന്നു. അതു കരുതി കുഞ്ഞഹമ്മദിക്കായോട് ബഹുമാനത്തിന് കുറവൊന്നും ഇല്ല. ശിരസ്സാ നമിക്കുന്നു. ലോകത്ത് നിസ്വാര്‍ഥരായ നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ട്…..ശിരസ്സു നമിക്കുന്നു.. നമക്ക് എല്ലാം കൂടി ഒരു തയ്യല്‍ മിഷിയന്‍ വാങ്ങി കൊടുത്താലോ കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍, രണ്ടോ മൂന്നോ മിഷിയന്‍ വാങ്ങി കൊടുത്തു, കുഞ്ഞുഅഹമ്മദ്കായ്ടെ മകള്‍ക്കും, ചുറ്റും ഉള്ള രണ്ടോ മൂന്നോ സ്ത്രീകള്‍ക്കും ഒരു വരുമാനം ആയില്ലേ ? തന്നെയും അല്ല, കുഞ്ഞുഅഹമ്മദ്കായ്ടെ കുടുംബടിനു ഇത് പോലെ ഒരു സ്ഥിരവരുമാനം ആയാല്‍, അദേഹതിനു അത് ഒരു താങ്ങ് ആയിരിക്കും. കൂടാതെ, ഇത്രയം സഹജീവികല്കായി ഇത് പോലെ ഒരു നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന കുഞ്ഞുഅഹമ്ന്ദ്‌കയെ നമ്മള്‍ നോക്കണ്ടേ ? ഇത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌ കുഞ്ഞഹമ്മതിക്കയുടെ ഭാര്യയെ ആണ്.അദ്ദേഹം അര്‍ഹിക്കുന്ന ആദരവും പ്രശംസയും അവര്‍ക്ക് കൂടി കിട്ടേണ്ടതാണ്.വീട്ടുകാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാതെ ആദിവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനു അവരും കൂട്ട് നില്കുന്നുണ്ടല്ലോ…. അവര് ജോലിയെടുത്തു വീട്ടുകാര്യം നോക്കുന്നുണ്ടല്ലോ…അതൊരു വെല്യ കാര്യം ആയിട്ടാണ് എനിക്ക് തോന്നിയത്. തെറ്റും ശരിയുമൊക്കെ ഓരോരുത്തരുടെ കാഴ്ച്ചപ്പാടല്ലേ…അദ്ധേഹത്തിന്റെ നിയോഗം ആദിവാസികളുടെ രക്ഷകനാവാനാണ്. കുഞ്ഞഹമ്മതിക്കയെ പരിചയപ്പെടുത്തിയതിനു നന്ദി മനോജ്‌. കുഞ്ഞഹമാദ് ഇക്ക ഒരു വേറിട്ട വ്യക്തി തന്നെ.. ഇക്കാലത്തും ഇങ്ങനെ ആളുകള്‍ ഉണ്ടോ എന്ന് തോന്നിപ്പോകും… @ rahool – ശരിയും തെറ്റും….അദ്ദേഹം അദ്ദേഹത്തിന്റെ ശരിയിലൂടെ തന്നെ പോകട്ടെ..ആരോടും താന്‍ ശരിയാണോ ചെയ്യുന്നത് എന്ന് ചോദിക്കാതെ നിസ്വാര്തമായ സേവനം ആണല്ലോ അദ്ദേഹം നടത്തുന്നത് അതിലെ നന്മ കാണു.. @ ആഷ്‌ലീ – ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുക്കാന്‍ നമ്മള്‍ 20 പേര്‍ 150 രൂപ വീതം ഇട്ടാല്‍ മതിയാകും. അതൊക്കെ പെട്ടെന്ന് നടക്കും. ആ കുട്ടി വീട്ടിലിരുന്ന് തയ്‌ക്കട്ടെ. കൂടുതല്‍ ആളെ വെച്ച് തയ്പ്പിക്കാനുള്ള സൌകര്യം വീട്ടില്‍ ഉണ്ടെങ്കില്‍ ഒന്നോ രണ്ടോ മെഷീന്‍ കൂടെ കൊടുക്കുന്ന കാര്യം നമ്മള്‍ക്ക് ആലോചിക്കാം. അപ്പോള്‍ ശരി ആദ്യത്തെ മെഷീനുള്ള പണം ശേഖരണം തുടങ്ങുകയല്ലേ വെറും 3000 രൂപ മാത്രം. also, തയ്യല്‍ മിഷിയ്ന്റെ വില ആന്‍ഡ്‌ മോഡല്‍ ഉറപ്പു വരുത്തണം. സാധാരണ, കമ്പിനി വെബ്‌ സൈറ്റില്‍ കാണുന്നതിലും വില കുറച്ചു ആണ് വില്കാരുള്ളത്. Just Dial പോലെ ഉള്ള സര്‍വീസ് ഉണ്ടെങ്കില്‍, കൊച്ചിയിലെ വില ഒന്ന് ചെക്ക്‌ ചെയാമോ ? @ ക്യാപ്റ്റന്‍ ഹാഡോക്ക് – കൊച്ചീലെ വില ഞാന്‍ ചെക്ക് ചെയ്യാം. അതിനു മുന്‍പ് മറ്റൊരു കാര്യം. ആ കൊച്ച് ഉപയോഗിക്കുന്നതും കൈക്ക് ഇണങ്ങിയതും ഏത് മോഡലാണെന്ന് ഒന്ന് അന്വേഷിക്കുന്നതില്‍ തെറ്റുണ്ടോ കുഞ്ഞഹമ്മദിക്കയുമായി ഞാന്‍ ഇന്നും സംസാരിച്ചിരുന്നു. അടുത്ത പ്രാവശ്യം വരുമ്പോള്‍ കൊമ്മഞ്ചേരി കൂരയില്‍ രണ്ടെണ്ണത്തില്‍ ഇടാനായി 2 നീല പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുക്കൊടുക്കാമോന്ന് ചോദിച്ചു. പറ്റില്ലാന്ന് പറയാനാവില്ലല്ലോ ? ശരിയാണ്….അവരോട് ചോദിച്ചു നോക്കാമോ അത് അനുസരിച്ചു നമക്ക് ഫണ്ട്‌ പ്ലാന്‍ ചെയാം. പിന്നെ,നീല ഷീറ്റ് – ഇപ്പോള്‍ അല്ലെ മഴ, അടുത്ത തവണ പോകുന്നത് വരെ കാത്തു നില്ല്കണോ കുഞ്ഞുഅഹമ്മദ്കായുടെ അഡ്രസില്‍ ഒരു മണി ഓര്‍ഡര്‍ അയച്ചാ പോരെ വില ഒന്ന് തിരകാമോ ? ഡിയര്‍ ഓള്‍ – ഇവിടെ തയ്യല്‍ മിഷിയന്‍ ലോകവുമായി ബന്ധം ഉള്ളവര്‍ ഉണ്ടെഗില്‍, വിലകുരവില്‍ കിട്ടാന്‍ ഉണ്ടെങ്കിലും അതും അറിയ്ക്കണം. എന്നിരുന്നാലും…എത്ര സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാള്‍ക്കും സഹായം ഓഫര്‍ ചെയ്യാന്‍ പറ്റുന്ന ഒരു അവസരം ആണിത്. 500 അല്ലെങ്കില്‍ 200 രൂപയെങ്കിലും തരാന്‍ ഒന്ന് ശ്രമിച്ചാല്‍ ആര്‍ക്കും ആവും. അങ്ങനെ കുറച്ച് പണം കിട്ടിയാല്‍ 2 നീല പ്ലാസ്റ്റിക്ക് മേല്‍ക്കൂര, 10 കമ്പളി, 20 കൈലി, അങ്ങനെ പലതും കൂട്ടത്തില്‍ കൊടുക്കാനാവുമല്ലോ ? ഞാന്‍ 2 മാസത്തില്‍ ഒരിക്കല്‍ വയനാട്ടില്‍ പോകുന്ന ആളാണ്. ആഷ്‌ലിയുടെ വീട് ബത്തേരിക്കടുത്ത്(മീനങ്ങാടി കുഞ്ഞഹമ്മദിക്കയുടെ വീടിന് അടുത്താണ്. ആഷ്‌ലിക്ക് അയച്ച് കൊടുക്കുന്നതാവും കാര്യം എളുപ്പത്തില്‍ നടക്കാന്‍ നല്ലത്. സന്തോഷം..കുടിലുകളുടെ ചോര്ച്ച മാറ്റ നുള്ള നീല പ്ലാസ്റ്റിക്ക് മേല്‍ക്കൂരയിലേക്കു കൂടി എല്ലാവരുടെയും ശ്രദ്ധ വന്നെങ്കില്… നമ്മക് വലിയ ഐഡിയ ഇല്ലാത്ത സംഭവം ആയത് കൊണ്ടാണ് അനേഷിച്ചു ചെയണം എന്ന് പറഞ്ഞത്. ആ ഉഷാ വെബ്‌ സൈറ്റില്‍ കണ്ട മോഡല്‍ തന്നെ മതിയോ എന്ന് അനേഷിച്ചു വിവരം അറിയിക്കാം. കുഞ്ഞഹമ്മദിക്ക ഒരു ഒറ്റപ്പെട്ട കഥാപാത്രം തന്നെ..നമിക്കുന്നു ചിലരേ പരിചയപ്പെട്ടാൽ നിരക്ഷരൻ പറഞ്ഞപോലെ നമ്മൾ തീരെ ചെറുതാകും. അടിപൊളി ബ്ലോഗ്.നല്ല രസമുണ്ട് വായിക്കാൻ നന്ദി ഈ വല്യ മനുഷ്യന്റെ മുൻപിൽ വല്ലാതെ ചെറുതായിപ്പോയതുപോലെ ഇവിടെയുള്ള ഡിസ്ക്കഷൻ വായിച്ചു, അതിന്റെ ബാക്കിയൊക്കെ ഓഫ്‌ലൈൻ പറയാം - ആഷ്‌ലിയുടെയും നിരുവിന്റെയും നിസ്വാർത്ഥമായ ഈ പ്രവർത്തനങ്ങൾക്ക് ആശംസകളോടെ, സന്ധ്യ കുഞ്ഞഹമ്മത് ഇക്കയെ പോലെ ഇത്തരം മനുഷ്യ സ്നേഹികളെ പലരും കണാതെ പോകുകയാണ്‌ പതിവ്. നിരക്ഷരന്‍ ഈ പച്ച മനുഷ്യനെ മനസ്സില്‍ തട്ടും വിധം പരിചയപ്പെടുത്തി…. നന്ദി നാം അറിയാതെ നമുക്കിടയിൽ ഇങ്ങിനെ കുറെ നല്ല മനുഷ്യർ മനുഷ്യജന്മത്തിന്റെ അർത്ഥവ്യാപ്തി നമ്മെ ബോധ്യപ്പെടുത്തി ജിവിച്ച് മറയുന്നു. പേര് പറയാന്‍ ഇഷ്ടപ്പെടാത്ത 2 ബൂലോക സുഹൃത്തുക്കള്‍ ആഷ്‌ലിയുടെ അക്കൌണ്ടിലേക്ക് അയച്ചുകൊടുത്ത പണത്തിന്റെ കൂടെ ആഷ്‌ലിയും പിതാവും മറ്റ് സുഹൃത്തുക്കളും ഒക്കെ സാമ്പത്തികമായി സഹകരിച്ച് കുഞ്ഞഹമ്മദിക്കയുടെ മകള്‍ക്ക് ഒരു തയ്യല്‍ മെഷീനും കത്രികയും നൂലും മോട്ടോറുമൊക്കെ വാങ്ങിക്കൊണ്ടുപോയി കൊടുത്തിരിക്കുന്നു ആഷ്‌ലി. ആ കുട്ടിക്ക് ഇനി തയ്യല്‍ മെഷീന്‍ ഉപയോഗിക്കാന്‍ വാടകയിനത്തില്‍ ദിവസവും 40 രൂപ വീതം കൊടുക്കേണ്ടി വരില്ല. വളരെപ്പെട്ടെന്ന് ഈ സല്‍ക്കര്‍മ്മത്തിന് ചുക്കാന്‍ പിടിച്ച വകയില്‍ ആഷ്‌ലിയാണ് താരമായി മാറിയിരിക്കുന്നത്. ബൂലോകത്തിന്റെ തൊപ്പിയില്‍ മറ്റൊരു വര്‍ണ്ണത്തൂവല്‍ കൂടെ. എല്ലാവര്‍ക്കും അഭിമാനിക്കാം. എല്ലാവര്‍ക്കും നന്ദി. വളരെ നല്ല കാര്യം, കുഞ്ഞഹമ്മദിക്ക ചെയ്യുന്നതും, ഇവിടെ ബൂലോക ചങ്ങാതികള്‍ ചെയ്യുന്നതും ഇതുപോലെയുള്ള കാര്യങ്ങള്‍ക്ക് ഞാനും ഉണ്ട് കൂട്ടിന് ബ്ലോഗ്ഗോ ബസ്സോ വായിച്ചെന്ന് വരില്ല പക്ഷെ വിളിക്കാം എസ്സ്.എം.എസ്സ് അയക്കാം 9946556202 . വായിക്കുവാന്‍ ഒരുപാട് താമസിച്ചു പോയി…ഇന്ന് ആണ് ലിങ്ക് കിട്ടിയത്……… ഇനിയുള്ള പ്രവര്‍ത്തങ്ങളില്‍ എന്നെക്കൂടി കൂട്ടുക…ഒരുപാട് ഒന്നും വാഗ്ദാനം ചെയ്യുന്നില്ല..എന്നെകൊണ്ട്‌ പറ്റുന്നത് ചെയ്യാം… ഇവിടെ അങ്ങനെ ഇപ്പോഴും വരാറില്ല..അതുകൊണ്ട് എനിക്ക് മെയില്‍ ചെയ്‌താല്‍ ഉപകാരം ആയിരിക്കും.. “ചിലപ്പോള്‍ ചില മനുഷ്യരുടെ മുന്നില്‍ ചെന്ന് പെടുമ്പോള്‍ ചെറുതായി ചെറുതായി തീരെയങ്ങ് ഇല്ലാതായതുപോലെ അനുഭവപ്പെട്ടിട്ടുണ്ട്. “ ഈ മനുഷ്യസ്നേഹിയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കും അങ്ങനെ തന്നെ തോന്നി. കുഞ്ഞഹമ്മദ്‌ക്കമാര്‍ ഉള്ളതുകൊണ്ടല്ലേ ചേട്ടാ ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് തയ്യൽ മെഷീൻ വാങ്ങിച്ചോ??ഞാനും ഒരു ഷെയർ കൂടാം @ Unnikrishnan,Valanchery – തയ്യൽ മെഷീൻ സഹൃദയരായ ബൂലോകർ ചിലർ ചേർന്ന് വാങ്ങിക്കൊടുത്തു. നന്ദി ഉണ്ണികൃഷ്ണൻ. “ഒന്നോ രണ്ടോ മെഷീന്‍ കൂടെ കൊടുക്കുന്ന കാര്യം നമ്മള്‍ക്ക് ആലോചിക്കാം. “ രണ്ടാമത്തെ തയ്യല്‍ മെഷിന്‍…ആലോചിക്കുന്നുണ്ടോ? അതോ മറ്റെന്തെന്കിലും ആലോചിക്കുന്നുണ്ടോ? അറിയപ്പെടാത്ത മറ്റൊരിന്ത്യക്കാരന്‍റെ കണ്ണു നിരക്കുന്ന കഥ. വലിയ ആ ആല്‍മരത്തിനു കീഴെ നാം കുറ്റിച്ചെടി മാത്രം. കുഞ്ഞമ്മദ്‌ക്ക നമ്മളെ എത്രമാത്രം കുള്ളനാക്കുന്നു എന്ന് നോക്കൂ. ഒരു പാട് നന്ദിയുണ്ട് നിരക്ഷരന്‍ ആ തയ്യല്‍ മഷീന്‍ എന്തായി? വാങ്ങിക്കൊടുത്തോ? എല്ലാവരും ചേർന്ന് രണ്ട് തയ്യൽ‌ മെഷീനുകൾ വാങ്ങിക്കൊടുത്തിരുന്നു. പേര് പുറത്ത് പറയാൻ ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് ഒരു മെഷീൻ സ്പോൺസർചെയ്തത്. ആദ്യമായാണ്‌ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേള്‍ക്കുന്നത്. നിരക്ഷരന്‍ പറഞ്ഞതുപോലെ മാധ്യമങ്ങള്‍ പോലും അവഗണിക്കുന്നു എന്ന് തന്നെ പറയാം.ഇങ്ങനെയും നന്മകള്‍ ഉള്ള മനുഷ്യര്‍ ഈ ലോകത്ത്‌ അവശേഷിക്കുന്നു എന്നത് തന്നെ അഭിമാനകരം. വംശനാശം വന്നുതുടങ്ങിയ ഇത്തരം ഒരു ജീവിവര്‍ഗ്ഗം ഇനിയും ആറ്റിടാതെ അവശേഷിക്കുന്നു എന്ന തിരിച്ചറിവ് ഊര്‍ജ്ജദായകം തന്നെ….. ലോകത്ത് നിസ്വാര്‍ഥരായ നല്ല മനുഷ്യര്‍ ഇപ്പോഴുമുണ്ട് കണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു. സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ നീയെനിക്ക് ആ‍രായിരുന്നു വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ഉവ്വോ അതിനപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ ഒരു സുഹൃത്തായിരുന്നു നീ. പക്ഷെ വെറുമൊരു സുഹൃത്തായിരുന്നില്ലല്ലോ അതിനപ്പുറമെന്തൊക്കെയോ ആയിരുന്നില്ലേ ? കള്ളലോഞ്ച് കയറി ഈ മണലാരണ്യത്തിലേക്കെത്തിയ നൂ‍റുകണക്കിന് ഭാഗ്യാന്വേഷികളില്‍ ഒരാള്‍ മാത്രമായിരുന്നില്ലല്ലോ നിനക്ക് ഞാന്‍? സദാ മറവിക്കാരനായിരുന്ന നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയായിരുന്നല്ലോ അതെന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും ഒരു പിടിയും കിട്ടിയിട്ടില്ല. ഞാന്‍ നിനക്ക് ആരായിരുന്നു ? കള്ളുകുടിയാണോ നമ്മെ തമ്മില്‍ അടുപ്പിച്ചത് അല്ലെന്നും ആണെന്നും പറയാം. എത്രപേരുടെ കൂടെ നീയിരുന്ന് കള്ളുകുടിക്കാറുണ്ട് പിന്നെ എനിക്ക് മാത്രമെന്താണ് പ്രത്യേകത ? ഔദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചോ പത്തോ മിനിറ്റ് വൈകിവന്നാല്‍പ്പോലും മുഖം കറുപ്പിക്കാത്ത നീ, ‘ഹാപ്പി അവര്‍ ‘ കഴിയുന്നതിന് മുന്നേ ബാറില്‍ ഹാജരാകാത്തതിന് എത്ര പ്രാവശ്യം എന്നെ ചീത്തവിളിച്ചിരിക്കുന്നു? എന്നിട്ടാ വിഷമം തീര്‍ക്കാനെന്നും പറഞ്ഞ് എത്ര ബിയര്‍ അധികം കുടിച്ചിരിക്കുന്നു? ബിയര്‍ മാത്രമല്ലേ നീ കുടിക്കൂ. വിലകൂടിയ മറ്റെല്ലാത്തരം മദ്യങ്ങളും ഞാന്‍ കുടിക്കണം. അതുണ്ടാക്കുന്നതുമുതല്‍ കപ്പലുകയറി ബാറുകളില്‍ എത്തുന്നതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്ന് എന്നെ നീയതൊക്കെ കുടിപ്പിച്ചിരുന്നതെന്തിനായിരുന്നു സെയിദ് ഒരിക്കല്‍പ്പോലും അതിന്റെ പണം കൊടുക്കാന്‍ എന്നെ അനുവദിക്കാതെ എന്തിനായിരുന്നു നീ അത്രയും മദ്യം എനിക്ക് വാങ്ങിത്തന്നിരുന്നത് ? ‘ഹാപ്പി അവറി‘ല്‍ത്തന്നെ മൊത്തത്തില്‍ കുടിക്കാനുള്ള മദ്യമത്രയും ഓര്‍ഡര്‍ കൊടുക്കുന്ന നിന്നെ കണ്ണുതള്ളി നോക്കുന്ന ബാര്‍ ജീവനക്കാരെ കാണുമ്പോള്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. നീയെന്നും അങ്ങനെതന്നെ ആയിരുന്നല്ലോ കുടിക്കാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ‘ഹാപ്പി അവറി‘ല്‍ത്തന്നെ ഓര്‍ഡര്‍ ചെയ്താല്‍ ‍, അതുകൊണ്ടുണ്ടാകുന്ന ലാഭം കൊണ്ട് 2 ബിയര്‍ അധികം കുടിക്കാമെന്ന് എന്നെപ്പഠിപ്പിച്ചത് നീയല്ലേ ആദ്യത്തെ സിപ്പ് എടുക്കുന്ന മദ്യം കവിളിനകത്തുതന്നെ പിടിച്ചുവെച്ച് മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലേക്കുമൊക്കെ കടത്തിവിട്ട് ആ മദ്യത്തുള്ളികളുടെ രുചി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി, അടുത്തതൊഴിപ്പിച്ച് അതും വലിച്ച് കുടിച്ച് നിലം‌പരിശാകുന്ന മലയാളിയെപ്പോലെ നീയുമാകരുതെന്ന് എന്നോട് മാത്രം പറയാന്‍ ഞാന്‍ നിനക്കാരായിരുന്നു ? എത്രകുടിച്ചാലും ലക്കുകെട്ട് നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിന്റെ ഒരു നോട്ടം പിഴച്ചിട്ടില്ല. ഒരു കാല് തെന്നിയിട്ടില്ല, നാക്കൊന്ന് കുഴഞ്ഞിട്ടില്ല. നല്ല ഒന്നാന്തരം തെറിക്കഥകള്‍ നീ പറയാറുള്ളത് കള്ളുകുടിക്കുമ്പോള്‍ മാത്രമല്ലല്ലോ. ഔദ്യോഗികാവശ്യത്തിനായി ഫോണ്‍ ചെയ്യുമ്പോഴും ‘ഹൌ ആര്‍ യു ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ “ ഹൌ ഈസ് യുവര്‍ സെക്സ് ലൈഫ് ” എന്നു ചോദിക്കുന്ന എത്ര മേലുദ്യോഗസ്ഥന്മാരുണ്ടാകും ഈ ഭൂലോകത്ത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം മുതല്‍ക്കേ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ളവനാണ് നീയെന്ന് ഏത് സദസ്സിലും ഉറക്കെ വിളിച്ചുപറയാറുള്ള നിന്നെ ഞാനെന്നും ഒരു അത്ഭുതജീവിയായിട്ടാണ് നോക്കിക്കണ്ടിരുന്നത്. നിന്റെ ഈ തെറിക്കഥകളൊക്കെ ഞാനൊരിക്കല്‍ അച്ചടിച്ചിറക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യപ്രതി നിനക്കുതന്നെ തരണമെന്ന് പറയാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാവും ? നീയെന്നും വ്യത്യസ്ഥനായ ഒരു ബോസ്സായിരുന്നു, സഹപ്രവര്‍ത്തകനായിരുന്നു, സഹമദ്യപാനിയായിരുന്നു, സഹജീവിയായിരുന്നു. എന്നാണ് നിന്നെ ഞാന്‍ അവസാനമായിക്കണ്ടത് ? എനിക്കോര്‍മ്മയില്ല. എന്റെ കാര്യമായതുകൊണ്ട് നിനക്കോര്‍മ്മ കണ്ടേക്കും. പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിപറയാന്‍ നിനക്കിനിയാവില്ലല്ലോ ? മണല്‍ക്കാറ്റ് ആഞ്ഞുവീശിയ ഇതുപോലൊരു ദിവസം,റോഡ് മുറിച്ച് കടക്കുമ്പോള്‍ നീയെന്തേ ശ്രദ്ധിച്ചില്ല സെയിദ് വാരിയെല്ലുകള്‍ നുറുങ്ങി, വലതുകാല്‍ തുടയ്ക്ക് മുകളില്‍ വെച്ച് മുറിച്ചുകളഞ്ഞ നിന്നെ 48 മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആടിയുലയാന്‍ വിട്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞത് ഞരമ്പുകളില്‍ ചോര കട്ടപിടിക്കാന്‍ പോന്നത്രയും തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു. നീ പഠിപ്പിച്ചുതന്ന മദ്യപാനരീതികളൊക്കെ അന്ന് ഞാന്‍ കാറ്റില്‍പ്പറത്തി. പല കുപ്പികളുടെ അടിത്തട്ടുകള്‍ ഞാനാ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. മദ്യലഹരി നാക്കിലും, മോണയിലുമൊക്കെ തങ്ങിനില്‍ക്കാനനുവദിക്കാതെ നേരിട്ട് ഞാനെന്റെ മസ്തിഷ്ക്കത്തിലേക്കെത്തിച്ചു. 48 മണിക്കൂര്‍ സമയം നിന്നെപ്പോലെ ഞാനും ബോധം കെട്ടുകിടക്കുകയായിരുന്നു, നിന്റടുത്തുനിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം. രാവിലെ എന്റെ കെട്ടിടമാകെ ആടിയുലഞ്ഞു. അമിതമായി മദ്യപിച്ച് കാലുകള്‍ നിലത്തുറയ്ക്കാത്തതുകൊണ്ടോ, സ്വബോധം നഷ്ടപ്പെട്ടതുകൊണ്ടുള്ള തോന്നലോ ആണെന്നാണ് ആദ്യം കരുതിയത്. റിക്‍ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന വിധം ഭൂമികുലുങ്ങിയതാണെന്ന് മനസ്സിലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ്. നിന്റെ വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒന്നും എനിക്കറിയണമെന്നില്ലായിരുന്നു. മരണത്തിനൊന്നും നിന്നെ തോല്‍പ്പിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ആശുപത്രി വിവരമൊന്നും തിരക്കണമെന്ന് എനിക്ക് തോന്നിയതുമില്ല. ഒരുകാലില്ലാതെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുവരുന്ന നിന്നെ കാണാതിരിക്കാനായി ഭൂമിയുടെ ഏതെങ്കിലും ആളില്ലാത്ത കോണിലേക്ക് ഓടിപ്പോയി ഒളിവില്‍ ജീവിച്ചാലോ എന്നുമാത്രമാണ് ഞാനാലോചിച്ചിരുന്നത്. അപ്പോഴാണ് വെള്ളിടി വെട്ടിയത്. ഓഫീസില്‍ നിന്ന് ഫോണ്‍ ‍. നീ പോയെന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും……. ഞാനിനി എന്താണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് സെയിദ് ശൂന്യതയുടെ ഈ തുരുത്തില്‍ മണല്‍ക്കാറ്റടിച്ച് ദിക്കറിയാതെ നില്‍ക്കുന്ന ഞാന്‍ ഏത് ശക്തിയോട് ഏത് ദിശയിലേക്ക് നോക്കിയാണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ? രാവിലെ ഭൂമികുലുക്കി നീയങ്ങ് കടന്നുപോയി. അതോ നീയെന്നെ മദ്യലഹരിയില്‍ മുങ്ങിയ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിക്കുകയായിരുന്നോ ? “യൂ ബ്ലഡി ടര്‍ക്കി, കം ടു ദ ബാര്‍ ബിഫോര്‍ ദ എന്‍ഡ് ഓഫ് ഹാപ്പി അവര്‍ “ എന്നാണോ നീയപ്പോള്‍ പറഞ്ഞത് ? എത്ര ശ്രമിച്ചിട്ടും മണലില്‍ പുതഞ്ഞ വാഹനത്തിന്റെ ചക്രങ്ങള്‍ വെളിയിലെടുക്കാനെനിക്കായില്ല. വാഹനവും ചാരി തളര്‍ന്നവശനായി മണലില്‍ ഇരുന്നപ്പോള്‍ ‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വലതുകൈയ്യാല്‍ ചൂടുള്ള പൊടിമണല്‍ വാരി കാറ്റിലേക്ക് പറത്തിവിട്ടു. “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്. ← Cave Dinner പീറ്റര്‍ബറോ കത്തീഡ്രല്‍ → വേര്‍പാടുകള്‍ മനസിലുണ്ടാക്കുന്ന മുറിവുകള്‍ ഒത്തിരി വലുതാണ്‌… പ്രത്യേകിച്ചും നമുക്ക് ഒത്തിരി പ്രിയപ്പെട്ടവര്‍…. പക്ഷേ ദൈവം നമുക്ക് മറവി എന്ന അനുഗ്രഹം കൂടി തന്നിരിക്കുന്നു…. വേദനയില്‍ ഞാനും പങ്കുചേരുന്നു. അകാലത്തില്‍ മറഞ്ഞു പോയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ വരികളിലും നോവ് പടര്തിയല്ലോ ഇനി എന്ത് ചെയ്യാം… സയിദിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അല്ലാതെ… വളരെ നന്നായിരിക്കുന്നു. ഈ പേജ് ഞാൻ ക്ലോസ്സ് ചെയ്യുമ്പോഴും എന്റെ മനസ്സിൽ സെയ്ദ് ഉണ്ടാവും. കുറച്ചുദിവസങ്ങളെങ്കിലും. ഇന്ന് ഞാൻ കഴിക്കുന്നതിൽ ഒരു പെഗ് ആ സ്നേഹിതനുവേണ്ടിയുമാവും. സെയ്ദ് എന്നത് ചേട്ടന്റെ ഒരുകഥാപാത്രം മാത്രമായിരുന്നെങ്കിൽ.. അവസാ‍നം സെയദ് മണല്‍ത്തരികളിലേക്ക് തന്നെ മടങ്ങി അല്ലെ കഥയായാലും ജീവിതമായായും മനസ്സില്‍ തട്ടുന്നുണ്ട്. നിങ്ങളെന്തിനാണിത് ജീവിതത്തില്‍ നിന്നു കീറിയെടുത്ത് ഇവിടെ വെച്ചത്. ജീവിതത്തില്‍ നിന്നല്ലാതെ ഇങ്ങനെയൊന്നു വരില്ല. എനിക്ക് ശെരിക്കും പൊള്ളുന്നു. കഥയായാലും മനസ്സില്‍ തട്ടുന്നു.കുടഞ്ഞുകളഞ്ഞിട്ടും കയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണല്‍ത്തരികളില്‍ നിന്നു് ഒന്നല്ലേ ഇപ്പോള്‍ പോയതു്. ജീവിതം ആഘോഷിച്ചാഘോഷിച്ച് വേഗം കടന്നുപോയി ആ സുഹൃത്ത്… സെയിദ് ഒരു നൊമ്പരമായി എന്റെ ഹൃദയത്തിലും തങ്ങി നില്‍ക്കും “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” കുറെയേറെ തീവ്രമായ ഓര്‍മ്മകള്‍ തന്ന്, ഒരിക്കലും വിട്ടുപിരിയാതെ,പിന്നെ മുറിവുകള്‍ സമ്മാനിച്ച്, മറക്കാന്‍ സമ്മതിക്കാതെ. മരിച്ചുപോകുന്നവര്‍ ഒരുകണക്കിനു ഭാഗ്യവാന്മാര്‍ അല്ലേ? മരിക്കാത്ത ഓര്‍മ്മകളും മുറിവുകളുമായി ജീവിക്കുന്ന നമ്മളേക്കാള്‍ ഭാഗ്യം ചെയ്തവര്‍! മണലിൽ ചവിട്ടാൻ എനിക്കിന്നു ഭയമാണു സുഹൃത്തേ. അതിലൊരു തരിയായി നിങ്ങളുടെ സെയിദ്‌ ഉറങ്ങുന്നുവെങ്കിലോ. മദ്യക്കുപ്പിയുടെ മയക്കുന്ന ചിരികളില്‍ ആ ഓര്‍മ്മകള്‍ കലര്ത്താതിരുന്നെങ്കില്‍. മരണത്തിലേക്ക് മടങ്ങിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നീറ്റലുണ്ടാക്കുന്നു. നല്ല സുഹൃത്തുക്കളുടെ വേർപാട് മനസ്സിലെ ഉണങ്ങാത്ത മുറിവ് തന്നെയാണ്.. ഈ പോസ്റ്റ് എന്റെ മനസ്സിലെ മുറിവിലും വേദന കൂട്ടുന്നു..ഒപ്പം മറക്കാൻ ശ്രമിക്കുന്നതിനെ വീണ്ടും ഒർമ്മിപ്പിക്കുന്നു……. സെയ്ദ് മനസ്സിൽ ജീവിക്കുന്ന ഒരു കഥാപാത്രം ആകുന്നതു പോലെ ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒരുപാട് ചോദ്യങ്ങൾ ഇതാണ് ജീവിതം ഉത്തരം കിട്ടാത്ത ഒരു ചോദ്യം കഥ പറഞ്ഞ ശൈലിയാണ് ശരിക്കും ഇഷ്ടമായത്. നല്ല കഥ മനോജ് സെയ്ദ് എങ്ങും പോയിട്ടില്ലല്ലോ,അങ്ങ് കേരളക്കരയില്‍ പലരുടേയും അടുപ്പില്‍ തീ പുകയുമ്പോള്‍,പലരുടേയും പ്രാര്‍ഥനകളിലൂടെ, നിരക്ഷരനെപ്പോലെയുള്ള നല്ലവരായ സഹജീവികളിലൂടെ എന്നും ജീവിക്കും..ഉറപ്പ് കഥയാണെന്ന് വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്നു ….. സൗഹൃദം വിലമതിക്കാനാവാത്തതാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച നീരുവിനു അഭിനന്ദനങ്ങള്‍ …. കൈയ്യിൽ പറ്റിയിരുന്ന്‌ ഇക്കിളിയാക്കി ചിരിപ്പിച്ച്‌ പിന്നെ ആഴത്തിൽ പൊള്ളിച്ച്‌ വേദനിപ്പിച്ചു കാറ്റിൽ പറന്നു പോയ മണൽത്തരികളെത്രയോ….. സൂരജ്, വെള്ളായണി വിജയേട്ടന്‍, കണ്ണനുണ്ണി, ആഷ്‌ലി, പൊങ്ങൂമ്മൂടന്‍, മുസാഫിര്‍ അരുണ്‍ ചുള്ളിക്കല്‍ മി, എഴുത്തുകാരി, ബിന്ദു ഉണ്ണി, ചാക്കോച്ചീ, ജ്വാല, അഖിലേഷ്, സന്ധ്യ, വയനാടന്‍, അബ്‌കാരി, വീരു, കാന്താരിക്കുട്ടി, ജുജൂസ്, സ്മിതാ ആദര്‍ശ്, ജയലക്ഷ്മി, ധനേഷ്, അനൂപ് കോതനെല്ലൂര്‍, ഗന്ധര്‍വ്വന്‍ ലക്ഷ്മി, ശ്രീ, കുഞ്ഞായി, സൂത്രന്‍, നാട്ടുകാരന്‍, ചാണക്യന്‍, പിരിക്കുട്ടി, പാവത്താന്‍….. മണല്‍ത്തരിയെക്കാണാനെത്തിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി. അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞതുതന്നെയാണ് സത്യം. ജീവിതത്തില്‍ നിന്ന് കീറിയെടുത്ത പൊള്ളുന്ന ഒരു ഏടുതന്നെയാണ് ഇത്. അവിടവിടെയായി അല്‍പ്പം ഭാവന കലര്‍ത്തേണ്ടി വന്നതുകൊണ്ട് ഒരു കഥയുടെ രൂപത്തില്‍ ആക്കിമാറ്റി എന്നുമാത്രം. അല്ലെങ്കിലും ബൂലോകത്തിപ്പോള്‍ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് വലിയ ഡിമാന്റൊന്നുമില്ലല്ലോ സൌഹൃടത്തെക്കുറിച്ചാവുമ്പോള്‍ ജിബ്രാന്‍റെ വരികള്‍ എടുത്തെഴുതാന്‍ തോന്നുന്നു. അനവസരത്തിലായെങ്കില്‍ പൊറുക്കുക. “ഉത്തരം ലഭിച്ച നിങ്ങളുടെ ആവശ്യങ്ങളാണ് നിങ്ങളുടെ സ്നേഹിതന്‍. സമതലത്തില്‍ നിന്ന് നോക്കുമ്പോള്‍ ആരോഹകന് പര്‍വ്വതം കു‌ടുതല്‍ വ്യക്തമാകും പോലെ,ആത്മാവിന്‍റെ ആഴം വയ്ക്കലല്ലാതെ മറ്റൊരുദ്ദേശവും സൌഹ്രൃദത്തിനുണ്ടാകാതിരിക്കട്ടെ. സ്വന്തം രഹസ്യത്തിന്‍റെ അനാവൃതിയല്ലാതെ, മറ്റെന്തെങ്കിലും അന്വേഷിക്കുന്ന സ്നേഹം സ്നേഹമല്ല;പിന്നെയോ, വീശിയെറിഞ്ഞ വലയാണത്.നിഷ്പ്രയോജനമായവ മാത്രം അതിനാല്‍ പിടിച്ചെടുക്കപ്പെടുന്നു.” ഞാന്‍ എത്താന്‍ വൈകി പോയി, എപ്പോള്‍ വായിച്ചാല്ലും മനസ്സില്‍ തട്ടുന്നു… വേദനപുരണ്ട, ഹൃദയം ഏറ്റുവാങ്ങുന്ന ഒരു കുറിപ്പ് സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്…….. വാക്കുകള്‍ കൊണ്ട് മറ്റുള്ള മനസ്സുകളെ കീറീമുറിച്ച് അതില്‍ നിന്ന് അടരുന്ന രക്തതുള്ളികളെ ചെന്നായ്ക്കളെ പോലെ നക്കിതുടക്കുന്ന ആളുകളെ സ്നേഹിതര്‍ എന്നു വീളിക്കുമ്പോള്‍ ഇത്ര ഏറെ സ്നേഹവും കരുതലും നര്‍മ്മവും ഒത്തു ചേര്‍ന്ന സെയ്ദ് നീരുവിന്റെ മാത്രമല്ല ഒരിക്കലും കണ്ടിട്ടില്ലങ്കിലും ഇന്നു ബൂലോകത്തില്‍ പലരുടെയും ഇടനെഞ്ചില്‍ ഇടം നേടുന്നു,വിങ്ങുന്ന നീറുന്ന ഓര്‍മ്മയാകുന്നു സെയ്ദിന്റെ വേര്‍പാട് നഷ്ടങ്ങള്‍, അതു താങ്ങാന്‍ ഈശ്വരന്‍ ശക്തി തരട്ടെ. സെയ്ദിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍ ഹൃദയത്തിൽ തൊടാൻ പാകത്തിൽ ഒരു കഥ! വേര്‍പാടിന്റെ വേദന …… അത് വേര്‍പെടുംപോഴേ മനസിലാവൂ ………. “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍…………………………………………………… ‍കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” ഇതിനെങ്കിലും എഴുതിയില്ലെങ്ങില്‍ എനിക്ക് ഞാന്‍ തന്നെ മാപ്പ് നല്‍കില്ല.. തന്‍റെ മനസ്സില്‍ നിന്നും അനേകരുടെ മനസുകളിലെക്കാന്നു ഓരോ വാക്കും Telegram Malayalam ടെലിഗ്രാം മലയാളം: ‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു ടെലഗ്രാമില്‍ സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങി; ടെലിഗ്രാം ചാനലുള്ളവർക്ക് വരുമാനമുണ്ടാക്കാം വലിയ ഒരു ഇടവേളയ്ക്കു ശേഷം ടെലിഗ്രാം X ന്റെ അപ്ഡേറ്റ് ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ് വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ ‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. സന്ദേശം അയക്കപ്പെട്ട അല്ളെങ്കില്‍ സ്വീകരിച്ച പ്രദേശം കൂടി സ്വകാര്യമാക്കി വെക്കുന്നു എന്നുള്ളതാണ് ഇതിന്‍െറ പ്രധാന സവിശേഷത. അന്വേഷണ ഏജന്‍സികളെ കുഴക്കുന്നതും ഇതാണ്. തുടക്കത്തില്‍ കൈമാറിയ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ മാത്രമാണ് പുറമേക്ക് അറിവായിട്ടുള്ളത്. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്. കൈമാറുന്ന സന്ദേശങ്ങള്‍ ഫോണില്‍ സൂക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകള്‍ അല്ലാതെ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ സാധിക്കുന്നില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ക്ളൗഡ് സങ്കേതത്തിലാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്. സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളുകള്‍ക്ക് വായിക്കാനല്ലാതെ കൈമാറ്റം ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഒരേസമയം അയ്യായിരം ആളുകളുമായി സംവദിക്കാം. ഒരാള്‍ അവസാനമായി ടെലഗ്രാമില്‍ ഉണ്ടായിരുന്ന സമയം പോലും മറച്ചുവെക്കാനുള്ള സൗകര്യമുണ്ട്. ഓരോ സന്ദേശവും എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ലഭിച്ചയാള്‍ക്കല്ലാതെ മനസിലാക്കുക അസാധ്യമാണ്. എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷത്തെ അടയാളപ്പെടുത്തുന്നു. 2013-ൽ, സുരക്ഷിത സന്ദേശമയയ്‌ക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ അപ്ലിക്കേഷനായി ഞങ്ങ ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം. എന്നാൽ ഇപ്പോൾ ടെലെഗ്രാമിലെ ഒരു ചെറിയ ട ടെലിഗ്രാംമായി ബന്ധപ്പെട്ട വാർത്തകൾ മലയാളത്തിൽ വായിക്കാം.. Kerala Rains| ഇന്നും അതിതീവ്രമഴ സാധ്യത; തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കുന്നതിൽ തീരുമാനം ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയിൽവേ പാളത്തിലെ മണ്ണ് പൂർണ്ണമായും നീക്കാൻ കഴിഞ്ഞില്ല. ശക്തമായ മഴയിൽ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിൻകര ദേശീയപാതയിലെ മരുത്തൂർപാലം തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുന:സ്ഥാപിക്കാൻ ആണ് ശ്രമം Haritha Issue ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍ Pink Police ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ Mullaperiyar Dam മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു Vaccine വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ, വിസമ്മതം അറിയിച്ചവരെ പരിശോധിക്കും Socio Economic survey സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ് Gulf News നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസുഖ ബാധിതനായ പ്രവാസി മലയാളി മരിച്ചു Hyundai Verna പുതിയ ഹ്യൂണ്ടായ് വെർണ പരീക്ഷണയോട്ടത്തില്‍ Covid 19 സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം Omicron ഒമിക്രോൺ: ആഫ്രിക്കക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ചു, മൂന്ന് എക്സൈസുകാർക്കെതിരെ കേസ് മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു ഇടുക്കി: തൊടുപുഴയിൽ (Thodupuzha) ആളുമാറി യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ മൂന്ന് എക്സൈസുകാര്‍ക്കെതിരെ കേസ് (excise officers തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് (Police) കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന എക്സൈസ് പരാതിയിൽ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മിനിഞ്ഞാന്ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാസിത് എന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാൽ പിടികൂടിയത് മറ്റൊരു ബാസിതിനെ. ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ എക്സൈസ് മര്‍ദ്ദിക്കുകയും കൈവിലഞ്ഞ് അണി‌ഞ്ഞ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടി പ്രതിഷേധച്ചതോടെ എക്സൈസ് സംഘം പിൻവാങ്ങി. മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആകെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ഇതിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രശ്നമുണ്ടാക്കിയത് നാട്ടുകാരെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. എക്സൈസിന്റെ പരാതിൽ കണ്ടാലറിയാവുന്ന 20 നാട്ടുകാര്‍‍ക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട് Haritha Issue ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍ Pink Police ഇത് വരെ മൊഴിയെടുക്കുക പോലും ചെയ്തില്ല, പൊലീസിനെതിരെ ജയചന്ദ്രൻ ന്യൂസ് അവറിൽ Mullaperiyar Dam മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു Vaccine വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ, വിസമ്മതം അറിയിച്ചവരെ പരിശോധിക്കും Socio Economic survey സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ് Gulf News നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസുഖ ബാധിതനായ പ്രവാസി മലയാളി മരിച്ചു Hyundai Verna പുതിയ ഹ്യൂണ്ടായ് വെർണ പരീക്ഷണയോട്ടത്തില്‍ Covid 19 സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം Omicron ഒമിക്രോൺ: ആഫ്രിക്കക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? സാധാരണയായി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ അപേക്ഷകന്റെ മൊബൈൽ വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ? താലൂക് ഓഫീസിലെ ഇലക്ഷൻ വിഭാഗത്തിൽ ചെന്ന് അതിന്റെ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡി കാർഡ് എടുക്കാൻ സാധിക്കും. ഫീസ്: INR 25 വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആയി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു അതിൻറെ പ്രിൻറ് ഔട്ടും ഉണ്ട് പക്ഷേ ഹിയറിങ്ങിനായി പഞ്ചായത്തിൽ പോകാൻ കഴിഞ്ഞില്ല. ഇനി ലിസ്റ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ ? പഞ്ചായത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ State Election Commission, Kerala എന്ന വെബ്‌സൈറ്റിൽ അപ്ലിക്കേഷൻ ഓൺലൈനിൽ സബ്മിറ്റ് ചെയാൻ കഴിയും. അങ്ങനെ വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ? ഈ ചോദ്യം മനസിലാകുന്നില്ല. കാരണം വോട്ടർ ഐഡി കിട്ടുകാ എന്ന് പറഞ്ഞാൽ ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ? അതെ. ലഭിച്ച മറുപടി ശരിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ പഴയ ID കാർഡുകൾക്ക് പകരം പുതിയ ID കാർഡുകൾ നൽകുമ്പോൾ പുതിയ നമ്പിരിലാണ് ID കാർഡുകൾ നൽകുന്നത്. Correction ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദ്ധേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? സാധാരണയായി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ അപേക്ഷകന്റെ മൊബൈൽ വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ? സാധാരണയായി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ അപേക്ഷകന്റെ മൊബൈൽ വോട്ടർ പട്ടികയിൽ പേരുണ്ട്. പഴയ id card മാറ്റാൻ അപേക്ഷിച്ചിട്ടുണ്ട്. ഇതുവരെ കിട്ടിയിട്ടില്ല. എന്ത് ചെയ്യണം ? പുതിയ Voter ID കാർഡിന് അപേക്ഷിട്ടുണ്ടെങ്കിൽ താലൂക് ഓഫീസിൽ നിന്ന് ബൽക് ആയിട്ടാണ് പുതിയ കാർഡ് അടിച്ചു തരുന്ന കേന്ദ്രത്തിലേക്കു അയക്കുന്നത്. അവിടെ നിന്നും വോട്ടർ ലിസ്റ്റിൽ പേരില്ല. കഴിഞ്ഞ നിയമസഭയിൽ വോട്ട് ചെയ്‌തരുന്നു എന്ത് ചെയ്യണം ? ഇപ്പോൾ ലിസ്റ്റിൽ പേരില്ല എന്ന് പറയുന്നത്, ഏത് ലിസ്റ്റിലാണെന്ന് വ്യക്തമല്ല. ഈ വരാൻ പോകുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി/ കോര്പറേഷന് തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയിൽ പേരില്ല എന്നാണോ പറയുന്നത് നിയമസഭ/ ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു വോട്ടർ പട്ടികയും പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേറെ വോട്ടർ പട്ടികയും ആണ് ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് നിയമസഭയിലേക്കും ID കാർഡ് തെറ്റ് തിരുത്തി. പക്ഷെ വോട്ടർ പട്ടികയിൽ മാറിയില്ല. എന്ത് ചെയ്യണം ? ഐഡി കാർഡ് തെറ്റ്‌ തിരുത്തി കിട്ടി വോട്ടർ പട്ടികയിൽ ആയില്ല എങ്കിൽ വീണ്ടും വോട്ടർ പട്ടികയിൽ തെറ്റ് തിരുതാൻ അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കണം പഴയ id കാർഡ് മാറ്റാൻ അപ്ലിക്കേഷൻ നൽികിട്ടു വർഷം പലതായി. ഇത്‌ വരെ പുതിയത് ലഭിച്ചില്ല. എന്തു ചെയണം? വർഷങ്ങൾ കഴിഞ്ഞു പോയിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷിക്കുന്നതാകാം ഉചിതം ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ? രണ്ട് തരം വോട്ടർ പട്ടികയാണ് ഉള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്.വോട്ടർ പട്ടികയിൽ പേര് ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറി. വോട്ടേഴ്സ് ഐഡിയിൽ അഡ്രസ് മാറ്റാൻ കൊടുത്തു. രണ്ടുമാസം മുൻപാണ് കൊടുത്തത്. ഇതുവരെ കിട്ടിയിട്ടില്ല. ഇനി വരുന്ന ഇലക്ഷന് പഴയ പഞ്ചായത്തിൽ പോയി വോട്ട് ചെയ്യേണ്ടി വരുമോ? അഥവാ കാർഡ് കിട്ടിയാൽ പുതിയ പഞ്ചായത്തിലേക്ക് ആയിരിക്കുമോ വോട്ട് ചെയ്യാൻ സാധിക്കുക? നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കാൻ ഡിസംബർ 31 വരെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടാർന്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വോട്ടർ ഐഡി കാർഡിൽ കറക്ഷൻ ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്.Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്തു ചെയ്യണ൦ ? വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആയി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു അതിൻറെ പ്രിൻറ് ഔട്ടും ഉണ്ട് പക്ഷേ ഹിയറിങ്ങിനായി പഞ്ചായത്തിൽ പോകാൻ കഴിഞ്ഞില്ല. ഇനി ലിസ്റ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ ? വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ? ഉണ്ടായിരുന്ന voter id യിൽ ജനിച്ചവർഷം മാത്രമാണ് ഉണ്ടായിരുന്നത്. date of birth ചേർക്കാനും photo മാറ്റാനും അക്ഷയ വഴി അപേക്ഷിച്ചു.പുതിയ IDcard കിട്ടി. പഴയ id card ലെ നമ്പർ അല്ല പുതിയ കാർഡിൽ ഉള്ളത്. ചോദിച്ചപ്പോൾ കാർഡ് മാറുമ്പോൾ നമ്പറും മാറുമെന്ന് പറഞ്ഞു. അങ്ങിനെ തന്നെയാണോ ? Correction ന് വേണ്ടി ജനുവരിയിൽ അപേക്ഷിച്ചതാണ്, App ൽ ok ആയി. പക്ഷേ ഇതുവരെ പുതിയ കാർഡ് കൈയ്യിൽ കിട്ടിയിട്ടില്ല. BLO യെ ഫോൺ ചെയ്തപ്പോൾ അദ്ധേഹത്തിനു ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. Further ആയി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ? വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ? Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ കച്ചത്തീവ് ദ്വീപ് കരാര്‍ പുനഃപരിശോധിക്കണം: വിജയകാന്ത് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുകൊണ്ടുള്ള 1947ലെ കരാര്‍ പുനഃപരിശോധിക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തില്‍ ഡിഎംഡികെ നേതാവ് വിജയകാന്ത് അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ആര്യൻ ഖാനെ മുതൽ ഉർദു ഭാഷയെ വരെ ലക്ഷ്യംവെക്കുന്നതിലെ രാഷ്ട്രീയം അഫ്ഗാനില്‍ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് താലിബാന്‍- ചിത്രങ്ങള്‍ കാണാം ആര്യൻ ഖാനെ മുതൽ ഉർദു ഭാഷയെ വരെ ലക്ഷ്യംവെക്കുന്നതിലെ രാഷ്ട്രീയം അഫ്ഗാനില്‍ ലഹരിക്കടിമപ്പെട്ടവരെ ചികിത്സിച്ച് താലിബാന്‍- ചിത്രങ്ങള്‍ കാണാം by ഫിസ സലീം ഹാജിറ ടി.പി.എസ് സി പി എം കടലിനും ചെകുത്താനുമിടയിൽ പാശ്ചാത്യ നാടുകളിലെ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അനിവാര്യത പലിശ നിരക്ക് വെട്ടിക്കുറച്ച നയത്തില്‍ മാറ്റമില്ലെന്ന് ഉര്‍ദുഗാന്‍ തടവുകാരുടെ കരാര്‍ ഉണ്ടാക്കാതെ ഇസ്രായേല്‍ സൈനികരെ വിട്ടയക്കില്ല: ഹമാസ് വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍ദുഗാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു ഒമിക്രോണ്‍: യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍ വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കുക: സുന്നി മഹല്ല് ഫെഡറേഷന്‍ ” ക്ഷമിക്കാനുള്ള കഴിവ് ദൈവം മനുഷ്യർക്ക് നൽകിയില്ലായിരുന്നുവെങ്കിൽ നാമെല്ലാവരും തീർച്ചയായും ഭ്രാന്തന്മാരാകുമായിരുന്നു. ” ഒരു സമുദായ അംഗത്തിന്റെ മരണാനന്തര വിലാപ ചടങ്ങിൽ അടുത്തിടെ ഞാൻ കേട്ട വാക്കുകളാണിത്. ഇതിനെപ്പറ്റി ആഴത്തില്‍ ചിന്തിച്ചപ്പോൾ ക്ഷമയുടെ ഗുണത്തെയും അല്ലാഹു നല്‍കിയ വാഗ്ദാനത്തിന്റെ സത്യതയും എന്നെ ഓർമ്മപ്പെടുത്തി ” അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്. നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം ഖുർആൻ 94:5-6) ” സഅദ് ഇബ്നു അബീ വഖാസ്‌ ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം :” ഞാൻ ചോദിച്ചു അല്ലാഹുവിന്റെ റസൂലേ, ആരാണ് ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത്? അദ്ദേഹം പറഞ്ഞു: പ്രവാചകൻമാർ…… ” പിന്നെ ആരാണ് ഒന്നൊന്നായി അദ്ദേഹം വിശദീകരിച്ചു (സുനൻ ഇബ്നു മാജ മുഹമ്മദ്‌ നബി(സ്വ) തന്റെ ജീവിതത്തിൽ വലിയ പ്രയാസവും ദുരിതവും അനുഭവിച്ചുവെന്നുള്ള വസ്തുത ഇതിൽനിന്ന് വ്യക്തമാണ്. വിഷമഘട്ടങ്ങളിൽ ഈ വാക്യങ്ങൾ അദ്ദേഹത്തിന് നൽകിയ പ്രത്യാശയെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ. ഞങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്താനും പരീക്ഷണ സമയങ്ങളിൽ സമാധാനം നൽകാനും ഞങ്ങൾ അല്ലാഹുവിനോട് അപേക്ഷിക്കുന്നു. Also read: തുർക്കി സ്ത്രീകൾ കൊറോണയെ അഭിമുഖീകരിച്ച വിധം പ്രവാചകത്വത്തിന്റെ ആരംഭത്തിൽ തന്നെ മുഹമ്മദ് നബി(സ്വ)ക്ക്‌ കൊടിയ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നു. മുസ്‌ലിംകളുടെ പ്രധാന സംരക്ഷകനും, തന്റെ സ്നേഹനിധിയായ പിതൃവ്യനുമായിരുന്ന അബൂത്വാലിബിനെ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. അതേ വർഷം തന്നെ ഭാര്യ ഖാദിജ(റ)യെയും നഷ്ടമായി. പങ്കാളിയെ നഷ്ടപ്പെടുന്നത് ഒരാൾക്ക് താങ്ങാവുന്നതിൽ ഏറ്റവും വലിയ ആഘാതകരമായ അനുഭവങ്ങളിലൊന്നാണെന്ന് സൈക്കോളജിസ്റ്റുകൾ ഉറപ്പിച്ച് പറയുന്നതും നാം അറിയണം. ആ വർഷത്തെ “ദു:ഖ വർഷം” എന്നാണ് നബി വിളിച്ചത്. പക്ഷേ, ദുരന്തങ്ങൾ അവിടെയും അവസാനിച്ചിരുന്നില്ല. തായ്ഫിലെ തെരുവുകൾ തനിക്കുനേരെ കല്ലെറിഞ്ഞതോടെ പ്രവാചകന്റെ പ്രതീക്ഷകൾ തകർന്നുപോയി. എന്നാൽ ക്ലേശകരവും പ്രയാസകരവുമായ ഈ അനുഭവങ്ങളൊന്നും അല്ലാഹുവിന്റെ വാഗ്ദാനത്തേക്കാൾ വലുതായിരുന്നില്ല : ” അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട് ” ദു:ഖ വർഷത്തിന് തൊട്ടുശേഷം സംഭവിച്ച ഇസ്റാഅ് – മിഅ്റാജ് യാത്ര സമ്മാനിച്ചുകൊണ്ടാണ് അല്ലാഹു നബിക്ക് ഈ പ്രയാസം മാറ്റികൊടുത്തത്. ക്ഷമയോടൊപ്പം നാമെല്ലാവരും മനസ്സിലാക്കേണ്ട ശക്തമായ പാഠങ്ങൾ ഈ യാത്ര വ്യക്തമാക്കുന്നുണ്ട്. Also read: തെറ്റിദ്ധരിക്കപ്പെടുന്ന അംബേദ്കര്‍ ദര്‍ശനങ്ങള്‍ ഇസ്റാഅ് – മിഅ്റാജ് യാത്രയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗങ്ങളിലൊന്നാണ് അല്ലാഹുവിന്റെ മറ്റ് പ്രവാചകന്മാരായ ആദം(അ ഈസ(അ യൂസുഫ്(അ മൂസ(അ ഇബ്രാഹിം(അ) എന്നിവരുമായുള്ള മുഹമ്മദ് നബി (സ്വ) യുടെ കണ്ടുമുട്ടൽ. തന്നെപ്പോലെ അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടപ്പോഴുണ്ടായ പ്രവാചകന്റെ പിന്തുണയുടെയും പ്രചോദനത്തിന്റെയും വികാരം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ? ഈസ(അ)യും ഇബ്രാഹിം(അ)യും എതിരേറ്റപ്പോഴുണ്ടായ പ്രവാചകന്റെ വികാരമെന്തായിരിക്കുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാവുമോ അവരെല്ലാം വസിക്കുന്ന സ്വർഗ്ഗം തന്റെയും കൂടി ഭവനമാണെന്ന് തിരിച്ചറിഞ്ഞ പ്രവാചകനെ ഒന്ന് സങ്കല്പിച്ചു നോക്കൂ.. പിന്തുണയ്‌ക്കായി ഒരേ ദൗത്യമുള്ളവരെ ആശ്രയിക്കാൻ പ്രവാചകന് കഴിഞ്ഞതുപോലെ, നമുക്കും ചെയ്യാൻ കഴിയും. ആരോഗ്യകരവും പിന്തുണയുമുള്ള ബന്ധങ്ങളെ സ്ഥാപിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. സൗഹൃദങ്ങൾക്ക് നിങ്ങളുടെ വിധിയെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയുമെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. മിഅ്റാജ് യാത്രയിൽ പ്രവാചകൻ നിരവധി കാര്യങ്ങൾ അനുഭവിച്ചറിഞ്ഞു. മലക്കുകളെയും മുൻപ്രവാചകന്മാരെയും കാണുകയും, സ്വർഗ്ഗത്തിലെ പൂന്തോപ്പുകളും നരഗത്തിന്റെ ഭീഗരതയും കണ്ടറിയുകയും ചെയ്തു. സൃഷ്ടാവിനെ കണ്ട് അവിടെനിന്ന് മടങ്ങുമ്പോൾ അദ്ദേഹത്തിന് ലഭിച്ച സുവ്യക്തമായ പാരിതോഷികമാണ് നമസ്കാരം. ദുഃഖവർഷത്തിന് ശേഷം നമസ്കാരം നിർദ്ദേശിച്ചത് യാദൃശ്ചികമല്ലെന്ന് സ്വഹാബിമാർ പറയുന്നു. നമസ്കാരം ഒരു പ്രതിവിധിയും പിൻവാങ്ങലുമാണ്, പ്രാർത്ഥനക്കുവേണ്ടിയുള്ള നമ്മുടെ പിന്മാറ്റം. സമാധാനത്തിന്റെ ആത്യന്തിക രൂപമാണ് നമസ്കാരം. അതുകൊണ്ട് ഹ്രസ്വമോ ദൈർഘ്യമേറിയതോ ആയ ഒരു ദുഃഖവർഷം നിങ്ങൾക്കും വന്നാൽ നമസ്കാരത്തെ അതിന്റെ പ്രതിവിധിയായി കണ്ട് നിങ്ങളുടെ ദൃഢവിശ്വാസം നഷ്ടപ്പെടുത്താതെ നോക്കണം. ഇസ്റാഅ് – മിഅ്റാജ് യാത്രയെ “ രാത്രി യാത്രയും ആകാശാരോഹണവും” എന്നാണ് സൂചിപ്പിക്കുന്നത്. സ്വർഗ്ഗയാത്രയ്‌ക്കായി നമുക്ക് ഒരിക്കലും ജിബ്‌രീൽ(അ)യെ കാണാൻ കഴിയില്ലെങ്കിലും, ചെറിയ ഒരു ആരോഹണം അനുഭവിക്കാൻ നമുക്ക് കഴിയും. രാത്രിവേളകൾ അപാരമായ അനുഗ്രഹങ്ങൾ ചൊരിയുന്ന സമയമാണ്. എല്ലാ രാത്രികളെയും ഇബാദത്തുകൾ കൊണ്ട് പുണരാനോ സ്വന്തം സുഖത്തിന് വേണ്ടി ഉറങ്ങാനോ നമുക്ക് തിരഞ്ഞെടുക്കാം. ” തഹജ്ജുദ് നമസ്കാരത്തിലെ പ്രാര്‍ഥന ലക്ഷ്യം തെറ്റാത്ത അമ്പ് പോലെയാണ് ” എന്ന് ഇമാം ശാഫി രേഖപ്പെടുത്തുന്നുണ്ട്. സമൂഹത്തിൽ നല്ല പദവി, ജോലി, വിവാഹം എന്നിവക്കായുള്ള തീവ്രമായ ആഗ്രഹങ്ങളുമായിട്ടാണ് നമ്മിൽപലരും തഹജ്ജുദിനെ സമീപിക്കുന്നത്. ഒരു മുസ്ലിമിന്റെ തഹജ്ജുദ് പ്രാർത്ഥനയോടൊപ്പം അവന്റെ ഈമാൻ വർധിപ്പിക്കുന്നതിനും അല്ലാഹുവിനെ പ്രീതിപ്പെടുത്താനുമായിരിക്കണം. ആകാശാരോഹണത്തിനുശേഷം പ്രവാചകൻ മക്കയിലേക്ക് തിരിച്ചുവന്ന് തന്റെ യാത്രാനുഭവം വിവരിച്ചപ്പോൾ ഖുറൈശികൾ അദ്ദേഹത്തെ അതിക്രൂരമായി പരിഹസിച്ചു. അബൂബക്കർ (റ) ന്റെ വിശ്വാസം നഷ്പ്പെ ടുത്താൻ നബിയുടെ യാത്രയെപ്പറ്റി അവർ അദ്ദേഹത്തോട് പറഞ്ഞു. അബൂബക്കർ (റ) പറഞ്ഞു ” നിമിഷങ്ങൾ കൊണ്ട് അല്ലാഹുവിന്റെ അരികിൽനിന്നും അദ്ദേഹത്തിന് വഹ്‌യ് വരുന്നത് ഞാൻ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതും എനിക്ക് വിശ്വസിക്കാൻ ഒരു പ്രയാസവുമില്ല. ” ദൃഢവിശ്വാസം ഏറ്റവും വലിയ ശക്തിയാണ്. അത്തരം വിശ്വാസത്തോടെ പ്രയാസങ്ങളെ നേരിടാനാണ് അല്ലാഹു നമുക്ക് കരുത്ത് നൽകിയത്. ജീവിതത്തിലെ എല്ലാ ഉത്കണ്ഠകളെയും ശമിപ്പിക്കുന്നതാവണം നമ്മുടെ വിശ്വാസം. സത്യം പറയുക, പരസ്യമായി പ്രാർത്ഥിക്കുക, എളിമയോടെ വസ്ത്രം ധരിക്കുക തുടങ്ങിയവ അല്ലാഹുവിനെ പ്രസാദിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യാനുള്ള ആത്മവിശ്വാസം നമ്മിൽ വര്‍ധിപ്പിക്കുന്നു. ഇതര – മതവിശ്വാസികളെയും മുസ്ലിംകളെയും നിങ്ങളുടെ ദൃഢവിശ്വാസം തീർച്ചയായും പ്രചോദിപ്പിക്കും. കാരണം, സത്യത്തിലുള്ള ആത്മവിശ്വാസം അത്യന്തം മനോഹരമാണ്. പ്രവാചകന്‍റെ നിശാപ്രയാണവും ആകാശാരോഹണവും ഹദീസുകളിൽ വ്യാപകമായി വിശദീകരിച്ചിരിക്കുന്നു. അവിശ്വസനീയമായ ആ ദൗത്യത്തിൽ നിന്ന് കൂടുതൽ പാഠങ്ങൾ ഗ്രഹിക്കാൻ നമുക്ക് കഴിയും. വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയുന്നതും സ്വയം പാഠങ്ങൾ by ഡോ. മുഹമ്മദ് അലി അൽഖൂലി by മുഹമ്മദ് ബിന്‍ അബ്ദുല്ലാഹ് അശ്ശാഹി by ഡോ. മുഹമ്മദ് അലി അൽഖൂലി മക്കളില്‍ ബുദ്ധിയും ചിന്തയും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരമ്പരാഗത അറബി കലിഗ്രഫിയില്‍ ചുവടുറപ്പിച്ച് ഉത്തരാഫ്രിക്ക പ്രവാചകനെ തിരുത്താന്‍ ഖുര്‍ആന്‍ സ്വീകരിച്ച രീതി- 2 പ്രളയത്തെ അതിജീവിച്ച അലികാന്റെ നഗരം നമുക്ക് മാതൃകയാണ് സമരം പൊളിക്കാന്‍ കുതന്ത്രം മെനയുന്ന സംഘ്പരിവാര്‍ പലിശ നിരക്ക് വെട്ടിക്കുറച്ച നയത്തില്‍ മാറ്റമില്ലെന്ന് ഉര്‍ദുഗാന്‍ തടവുകാരുടെ കരാര്‍ ഉണ്ടാക്കാതെ ഇസ്രായേല്‍ സൈനികരെ വിട്ടയക്കില്ല: ഹമാസ് വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍ദുഗാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു ഒമിക്രോണ്‍: യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍ വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കുക: സുന്നി മഹല്ല് ഫെഡറേഷന്‍ ഗാസയ്ക്കുമേല്‍ കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതോടെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. പലസ്തീന്‍ അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അന്താരാഷ്ട്രമാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ത്തു. അല്‍ജസീറ, എപി, തുടങ്ങിയ സ്ഥാപനങ്ങളുടെ കെട്ടിടമാണ് തകര്‍ത്തത്. കെട്ടിടം നാമവശേഷമായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിൽ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 31 കുട്ടികളുൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. 920 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ഗാസയിലെ ഷാതി അഭയാർത്ഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പലസ്തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്. വടക്കൻ ഗാസയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ട്ങ്ങളുണ്ടായത്. യുഎന്നും വിവിധ രാജ്യങ്ങളും ആക്രമണം നിര്‍ത്തണമെന്ന ആവശ്യമുയർത്തിയിട്ടും പിന്തിരിയില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ഇസ്രയേലിൽ സമാധാനം പുനഃസ്ഥാപിക്കുംവരെ ആക്രമണം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഗാസയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കില്‍ തെരുവിലിറങ്ങിയവര്‍ക്ക് നേരെ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. 1,334 പേർക്ക് വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്ക്രസന്റ് അറിയിച്ചു. ലെബനൻ അതിർത്തി പ്രദേശത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഒരാളെ കൂടി ഇസ്രയേൽ പൊലീസ് വെടിവച്ചുകൊന്നു. അതിനിടെ, ഇസ്രയേൽ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കിഴക്കൻ ജറൂസലേം പ്രദേശമായ ശൈഖ് ജർറാഹിൽ അറസ്റ്റ് തുടരുകയാണ്. ചൊവ്വയെ തൊട്ട് ചൈനയുടെ സുറോങ് റോവര്‍ കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ എത്തി; ട്രെയിനിലുള്ളത് 118 മെട്രിക് ടൺ ഓക്സിജൻ ഗ്രേറ്റ തുൻബർഗ് ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്; ഈ വർഷം വിപണിയിലെന്ന് സൂചന ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു ? വീട്ടുവളപ്പില്‍ വാഴക്കൃഷി ചെയ്യുമ്പോള്‍ പലപ്പോഴും രോഗം വന്നു നശിക്കുന്നു. പരിപാലനം, കീടനാശിനി പ്രയോഗം എന്നിവ അറിയണം ജറാള്‍ഡ് ബി. മിറാന്‍ഡ, തോന്നയ്ക്കല്‍. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പഴവര്‍ഗവിളയാണ് വാഴ. നേന്ത്രന്‍, കദളി, പൂവന്‍, ഞാലിപ്പൂ വന്‍, റോബസ്റ്റ, പാളയംകോടന്‍ തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യുന്നുണ്ട്. രോഗ, കീ ടങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായി പരിപാലിച്ചാല്‍ മികച്ച വിളവു നല്‍കുന്ന വിളയാണ് വാഴ. ആദ്യമായി മികച്ച നടീല്‍വസ്തു തിരഞ്ഞെടുക്കണം. 2-3 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ വേണം നടാന്‍. നടുന്നതിനു മുന്‍പ് നന്നായി ചെത്തിയൊരുക്കി ചാണകം, ചാരം എന്നിവയുടെ കുഴമ്പില്‍ മുക്കി തണലില്‍ ഉണക്കണം. കന്നിനു പകരം ടിഷ്യൂകള്‍ച്ചര്‍ തൈകളും ഉപയോഗിക്കാം. നടുന്നതിനു മുന്‍പ് കുമ്മായം 250 ഗ്രാം എങ്കിലും ഒരു വാഴയ്ക്കു നല്‍കണം. കൂടാതെ, അടിവളമായി പച്ചിലകള്‍, മറ്റു ജൈവവളങ്ങള്‍ എന്നിവ 10 കിലോ ഒരു കന്നിനു നല്‍കേണ്ടതാണ്. നട്ടതിനുശേഷം ഓരോ മാസം ഇടവിട്ട് രാസവളങ്ങള്‍ ചേര്‍ത്തു കൊടുക്കണം. അതിനായി യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ ഉപയോഗിക്കണം. ജൈവവളങ്ങളാണെങ്കില്‍ ചാരം, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ നല്‍കണം. ഓരോ കാലത്തുമുണ്ടാകുന്ന രോഗ, കീടങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇലകളില്‍ കാണുന്ന ഇലപ്പു ള്ളി രോഗസാധ്യത കുറയ്ക്കുന്നതിനായി രണ്ടു വാഴകള്‍ തമ്മില്‍ 2 മീറ്റര്‍ ഇടയകലം നല്‍കണം. എന്നിട്ടും രോഗം വരുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതംപോലുള്ള കുമിള്‍നാശിനികള്‍ ഉപയോഗപ്പെടുത്താം. കൃഷിത്തോട്ടത്തിൽ ‘വെടിക്കെട്ട്’ ആഘോഷം; മിന്നൽ, അമിട്ട്, റോക്കറ്റ് കീടങ്ങളില്‍ പ്രധാനം പിണ്ടിപ്പുഴുവാണ്. അഞ്ച് അഞ്ചര മാസമാകുമ്പോഴാണ് പിണ്ടിപ്പുഴു വാഴയെ ആക്രമി ക്കുന്നത്. തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് നിയന്ത്രണത്തിനുള്ള ആദ്യ പടി. ഒപ്പം വാഴയുടെ കരിഞ്ഞ പട്ടകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. കൂടാതെ, വാഴയുടെ താഴത്തെ ഇലക്കവിളുകളില്‍ വേപ്പിന്‍കുരു ചതച്ചത് അല്‍പം ഇട്ടുകൊടുക്കാം. മിത്ര നിമാവിരകള്‍ (EPN നന്മ എന്നിവ ഇതിനെതിരെ പ്രയോഗിക്കാം. അത്യാവ ശ്യമെങ്കില്‍ കൃഷി ഓഫിസറുടെ നിര്‍ദേശമനുസരിച്ചു രാസകീടനാശിനികള്‍ പ്രയോഗിക്കാം. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. വളരെ കുറച്ച് ചേരുവകളുള്ള വളരെ ലളിതമായ കേക്ക് ഞങ്ങൾ ഉണ്ടാക്കാൻ പോകുന്നു, അതിന് ഒരു ഓവൻ ആവശ്യമില്ല. ഞങ്ങൾ അത് മുൻകൂട്ടി തയ്യാറാക്കണം കൊണ്ട് അലീഷ്യ ടോമെറോ ഉണ്ടാക്കുന്നു മാസം മാസം . നിങ്ങൾക്ക് പടിപ്പുരക്കതകിന്റെ ഇഷ്ടമാണെങ്കിൽ, നിങ്ങൾ കണ്ടുപിടിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പാചകക്കുറിപ്പ് ഇതാ. ഈ പച്ചക്കറിയുടെ സ്ട്രിപ്പുകൾ ഉണ്ടാക്കാൻ ഞങ്ങൾ ഉപയോഗിക്കും കൊണ്ട് അലീഷ്യ ടോമെറോ ഉണ്ടാക്കുന്നു മാസം മാസം . പാലൻസിയ പ്രവിശ്യയിലെ വിശിഷ്ടവും സമ്പന്നവും ജനപ്രിയവുമായ വിഭവമാണ് ഉരുളക്കിഴങ്ങ്. പാടില്ല… കൊണ്ട് അലീഷ്യ ടോമെറോ ഉണ്ടാക്കുന്നു മാസം മാസം . പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ലളിതമായ പാചകക്കുറിപ്പ് നിർമ്മിക്കാൻ ധൈര്യപ്പെടുക. പാൻകേക്ക് ആകൃതിയും പൂർണ്ണ സ്വാദും കാരണം മൈക്രോവേവിൽ 4 മിനിറ്റിനുള്ളിൽ ഹാം പൈ കൊണ്ട് അലീഷ്യ ടോമെറോ ഉണ്ടാക്കുന്നു മാസം മാസം . ഈ രുചികരമായ ഹാം കേക്ക് പെട്ടെന്നുള്ള ലഘുഭക്ഷണത്തിനോ മിതമായ സ്വാദുള്ള സ്റ്റാർട്ടർ കഴിക്കുന്നതിനോ ഉള്ള മറ്റൊരു ബദലാണ് കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു മാസം മാസം . ചൂട് എത്തി, ഭാരം കുറഞ്ഞതും പുതുമയുള്ളതുമായ പാചകക്കുറിപ്പുകളുടെ മാനസികാവസ്ഥയിലാണ് ഞങ്ങൾ. ലളിതമായ ഒരു തണുത്ത പാസ്ത പാചകക്കുറിപ്പ് ഇതാ കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു മാസം മാസം . അതിരുകടന്ന കാലയളവ് അവസാനിച്ചു, ഇപ്പോൾ നിങ്ങളെത്തന്നെ അൽപ്പം പരിപാലിക്കേണ്ട സമയമായി. അത് warm ഷ്മള ക്രീമുകളിലാണെങ്കിൽ 9 ലളിതവും രുചികരവുമായ ട്രഫിൽ പാചകക്കുറിപ്പുകൾ കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു മാസം മാസം . വീട്ടിലെ കൊച്ചുകുട്ടികളുമായി മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിനുള്ള മികച്ച സമയമാണിത്. ചോക്ലേറ്റ് തുമ്പികൾ കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു 1 വർഷം . കുറച്ച് പേസ്ട്രി പാചകക്കുറിപ്പുകൾ തേങ്ങാ കുക്കികളെപ്പോലെ സമ്പന്നവും എളുപ്പവും മോടിയുള്ളതുമാണ്, അത് മധുരമുള്ളതാണ് കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു 1 വർഷം . ഇന്ന്‌ ഞങ്ങൾ‌ ഒരു ലളിതമായ ക്രീം തയ്യാറാക്കുന്നു, പാലും രണ്ട് ചേരുവകളും ഉപയോഗിച്ച് ഞങ്ങൾ‌ വർഷം മുഴുവനും വിപണിയിൽ‌ കണ്ടെത്തുന്നു: കോർ‌ജെറ്റുകൾ‌ കൊണ്ട് അസെൻ ജിമെനെസ് ഉണ്ടാക്കുന്നു 1 വർഷം . ഇന്നത്തെ ക്രീം ആഴ്ചയിലെ ഏത് ദിവസവും അത്താഴത്തിന് അനുയോജ്യമാണ്. ഇത് ഭാരം കുറഞ്ഞതും മൃദുവായതും പ്രണയവും സൗഹൃദവും പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു നിവിൻ പോളി വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട്. ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘തട്ടത്തിൻ മറയത്ത്’, ‘ഒരു വടക്കൻ സെൽഫി’ തുടങ്ങി നിവിൻ പോളി വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിഞ്ഞ സിനിമകളൊക്കെ മലയാള സിനിമയിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു. നിവിൻ പോളി എന്ന അത്ഭുത നടനെ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും വിനീത് ആയിരുന്നു. തന്റെ കരിയറിലെ മികച്ച സിനിമകൾ സമ്മാനിച്ച വിനീത് ശ്രീനിവാസനാണ് തന്റെ ഗുരു എന്ന് വെളിപ്പെടുത്തുകയാണ് നിവിൻ പോളി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിവിൻ വിനീതിനെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയിലേക്കുള്ള വാതിൽ തുറന്നു തന്നത് വിനീത് ശ്രീനിവാസനാണ്. അദ്ദേഹം എനിക്ക് ഗുരു സ്ഥാനീയനാണ്. ഞങ്ങൾ സമപ്രായക്കാരായതുകൊണ്ടുതന്നെ പരസ്‍പരം ചേർന്ന് പോകാനും എളുപ്പമാണ്. നിവിൻ പോളി അഭിപ്രായപ്പെട്ടു. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ പ്രധാനമായൊരു വേഷം നൽകിയാണ് നിവിനെ മലയാള സിനിമയ്ക്ക് വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തുന്നത്. പിന്നീട് വിനീതിന്റെ തന്നെ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ നായകനായി നിവിൻ എത്തിയതോടെ മലയാളികൾ താരത്തെ ഏറ്റെടുക്കുകയായിരുന്നു. വർഷമേഘം പെയ്തിറങ്ങുന്നു നിൻ മൃദു മേനിയിൽ. ഏറെ നാളായ് നീ കാത്തിരുന്നൊരീ നിമിഷം. ഇവിടെ നടനമാടീടുന്നു പ്രകൃ more സാമൂഹ്യ മാധ്യമങ്ങളിൽ നാം വിവരങ്ങൾ പങ്കു വെക്കുമ്പോൾ അതിലെ വിഷയങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ചെറുസന്ദേശങ്ങൾ മാത്രം അയയ്ക്കാൻ സാധിക്കുന്ന ട്വിറ്ററിലാണ് ആദ്യമായി അത് കണ്ടു തുടങ്ങിയത്. ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ, ചുംബന സമരത്തിന്റെ സമയത്ത്, മുന്നാറിലെ പെൻപിള്ളേ ഒരുമേ സമര സമയത്ത്,അങ്ങനെ അനവധി സന്ദർഭങ്ങളിൽ ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ധാരാളം ഹാഷ് ടാഗുകൾ ഉപയോഗിച്ചിരുന്നു. ഹാഷ്ടാഗുകൾ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ജനപ്രിയമായി മാറിയ വാക്കുകൾ ഉണ്ട്. സമൂഹ മാധ്യമങ്ങൾ ധാരാളം ചർച്ച ചെയ്ത അത്തരം ഒരു വാക്കാണ് ലവ് ജിഹാദ്. 2009 -ലാണ് ‘ലവ് ജിഹാദ്’ എന്ന പദം കേരളത്തിലെ ജനപ്രിയ നിഘണ്ടുവിൽ പ്രവേശിച്ചത്. തുടർന്നാണ് അത് രാഷ്ട്രീയ ചർച്ചകളിലും റാലികളിലും ഒരു പ്രധാന പരിഗണന വിഷയമാവുന്നത്. ആ വാക്കിന് അനുകൂലമായും പ്രതികൂലമായും ധാരാളം ചർച്ചകൾ ഉണ്ടായി. സമൂഹ മാധ്യമങ്ങളിൽ സമീപകാലത്ത് വൈറലായ മറ്റൊരു വാക്കാണ് നർക്കോട്ടിക്ക് ജിഹാദ്. കൃത്യമായി പറഞ്ഞാൽ ലൗ ജിഹാദിനു പുറമെ നർക്കോട്ടിക്ക് ജിഹാദ് വഴിയും മതം മാറ്റം നടക്കുന്നുണ്ടെന്ന് സീറോ മലബാർ സഭ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചതിന് ശേഷമാണ് ഈ വാക്ക് പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ഈ വാക്ക് ചർച്ച വിഷയമായി. സെപ്റ്റംബർ ഒൻപതാം തീയതിയാണ് ഈ പ്രസംഗം ബിഷപ്പ് നടത്തുന്നത്. ഈ വാക്കിനെ മുൻനിർത്തിയുള്ള വാർത്തകൾ മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു. അതിനു ശേഷം സെപ്റ്റംബർ 23 വരെയുള്ള 14 ദിവസങ്ങളിൽ ഈ വാക്കിന്റെ കേരളത്തിൽ നിന്നുള്ള സേർച്ച് വാല്യൂ 100 ആണ്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ നിന്നും ഈ വാക്ക് ഈ കാലയളവിൽ സേർച്ച് ചെയ്തതവരുടെ വാല്യൂ 11 ആണ്. ഡൽഹിയിൽനിന്നും ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ ഏഴായിരുന്നു. സെപ്റ്റംബർ 16 മുതൽ സെപ്‌റ്റംബർ 22 വരെയുള്ള 7 ദിവസത്തിന് ഇടയിൽ ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ കേരളത്തിൽ 100 ആയി തന്നെ നിന്നു. 100ന്റെ സ്കെയിലിലാണ് ഗൂഗിൾ ട്രെൻഡ്‌സിൽ വാല്യൂ കണക്കാക്കുന്നത്. നൂറിൽ നൂറ് വാല്യൂ ഈ വാക്കിന് ഗൂഗിൾ ട്രെൻഡ്‌സിൽ ഉണ്ട് എന്നതിനർത്ഥം കേരളത്തിൽ നിന്നും ഈ വാക്കിന് കിട്ടിയത് ഏറ്റവും പീക്കായ സേർച്ചാണ് എന്നാണ്. ഇത് കൂടാതെ Tamil Nadu 7 Karnataka 6,Delhi 5 ,Telangana4 എന്ന വാല്യൂവിലുള്ള സേർച്ച് ഉണ്ടായിരുന്നു. അത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ മറ്റ് ഭാഗത്തും ഈ വാക്ക് ചർച്ച വിഷയമായി എന്ന് തന്നെയാണ്. ഈ വിഷയവുമായി ബന്ധമുള്ള വാക്കുകളുടെ സേർച്ച് ഡാറ്റയിലുണ്ടായ വർദ്ധനവ് താഴെ ഒരു ഫോട്ടോയായി കൊടുക്കുന്നു. ദിവസം തിരിച്ചിലുള്ള കണക്കിൽ, നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഈ കാലയളവിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ടത് സെപ്റ്റംബർ 9 നും (96 വാല്യൂ) സെപ്റ്റംബർ 10 (100 വാല്യൂ) നുമാണ് എന്ന് മനസ്സിലാവും. അതായത് ബിഷപ്പ് പ്രസംഗം നടത്തിയ ദിവസവും പിറ്റേന്നും. എന്നാൽ സെപ്റ്റംബർ 14, 17 ,19 ദിവസങ്ങളിൽ കാര്യമായ സേർച്ച് ഈ വാക്കിന് ഉണ്ടായിരുന്നില്ല എന്നും നമ്മുക്ക് മനസിലാവും. ഈ ദിവസങ്ങളിൽ സേർച്ച് വാല്യൂ പൂജ്യമായിരുന്നു. ക്രൗഡ് ടാഗിൾ ആപ്പിൽ നിന്നും ഉള്ള ഡാറ്റ പ്രകാരം സെപ്റ്റംബർ 22 വരെയുള്ള ഏഴു ദിവസത്തിനുള്ളിൽ 103,829 ഇന്റെറാക്ഷനുകളിലും 70 പോസ്റ്റുകളിലും മലയാളത്തിൽ നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ ഇംഗ്ലീഷിൽ ഈ വാക്ക് 12,525 ഇന്റെറാക്ഷനുകളിലും,113 പോസ്റ്റുകളിലും ഉപയോഗിച്ചിട്ടുണ്ട്. വായിക്കാം: സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ് ഈ വിവാദത്തിന്റെ നാൾവഴി പരിശോധിച്ചാൽ നാര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി അദ്ദേഹത്തിന്റെ പ്രസ്താവന വന്ന ഉടനെ രംഗത്ത് വരുന്നതാണ് കണ്ടത്. ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഇതില്‍ ചിലര്‍ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സെപ്റ്റംബർ 13 നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി ജെപി ബിഷപ്പിനെ അനുകൂലിച്ചപ്പോൾ,വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും കൃത്യമായി നിലപാട് എടുക്കാൻ കഴിയാതെ വരികയും ചെയ്തു. ഞങ്ങൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ സമീപിച്ച നേതാക്കളിൽ ചിലർ ഒഴിഞ്ഞു മാറിയത് ഇത് സൂചിപ്പിക്കുന്നു. ബിഷപ്പിനു അനുകൂലമായ നിലപാടുമായി രംഗത്ത് വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇപ്പോൾ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കേരളാ ജനപക്ഷത്തിന്റെ നേതാവും മുൻ എം എൽ എയുമായ പി സി ജോർജാണ്. തുടർന്ന് അനുനയ ചർച്ചകളുമായി വിവിധ എൽ ഡി എഫ് യു ഡി എഫ് നേതാക്കൾ രംഗത്ത് വരുന്നതും നമ്മൾ കണ്ടു. സെപ്റ്റംബർ 16 ന്, മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ നേരിട്ട് കണ്ടത് ഇടതുക്ഷ സാർക്കാരിന്റെ സൂചനയാണ്. അതിനു ശേഷം മന്ത്രി പറഞ്ഞത്, പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്നാണ്. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നും മന്ത്രി പറഞ്ഞു. അതേ ദിവസം തന്നെ,കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയതും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ്. കേരള സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലറും പൊളിറ്റിക്കൽ സയൻറിസ്റ്റുമായ ജെ പ്രഭാഷിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്രൈസ്തവരുടെയിടയിലെ റാഡിക്കലൈസേഷന്റെ അടയാളമായി ഇത്തരം വാക്കുകളെ കാണാനാവില്ല. വളരെ മൊബിലിറ്റി ഉള്ള സമുദായമാണ് ക്രൈസ്തവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എറ്റവും അധികം മൈഗ്രെറ്റ് ചെയ്തിട്ടുള്ള വിഭാഗം.ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് തീവ്രമായ മത നിലപാടുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്, അദ്ദേഹം പറഞ്ഞു. മറ്റ് മത വിഭാഗങ്ങളിലേത് പോലെ തന്നെ വളരെ ചെറിയ ഒരു ശതമാനമാണ് ക്രിസ്ത്യാനികഉടെ ഇടയിൽ ഇത്തരം തീവ്ര നിലപാടുള്ളവർ. സഭയിലെ എപ്പാർച്ചിയൽ ഹൈറാർക്കി (eparchial hierarchy) ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്. അതിനു കാരണം പലതാവാം. കേരളത്തിലെ ക്രൈസ്തവ സഭകളിലെ ചില വൈദികർ,ഭൂമി ഇടപാട് സംബന്ധിച്ച കേസിലും ലൈംഗിക അപവാദ കേസിലും ഉൾപ്പെട്ടിരുന്നു. അതിൽ നിന്നും ചർച്ച വഴിമാറ്റി വിട്ടാനുള്ള ശ്രമം ആവാം ഇത്. അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഇത്തരം കേസുകളുടെ സാഹചര്യത്തിൽ പ്രീതിപ്പെടുത്തേണ്ടത് അവരുടെ ആവശ്യമായത് കൊണ്ട് കൂടിയാവാം ഇത്തരം വാക്കുകൾ അവർ പ്രചരിപ്പിക്കുന്നത്. എന്തായാലും ഇത്തരം വാക്കുകൾ മാനുഫാക്ചേർഡ് ആണ്. തീവ്ര വലത് പക്ഷമാണ് ഇതിന്റെ ഗുണഭോക്താക്കൾ. ക്രൈസ്തവരിൽ ഒരു വിഭാഗത്തിന് ഹിന്ദുത്വ വാദവുമായി അകൽച്ചയില്ല എന്ന് സ്ഥാപിക്കുക വഴി ഈ വിഭാഗത്തിലെ മറ്റുള്ളവരെ ഈ വഴിയിൽ ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കും, അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തിനു അനുകൂലമായി, ചിലരെങ്കിലും ശരിയെന്നു കരുതുന്ന ഒരു വിഷയത്തിൽ, സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാൽ,അങ്ങനെ കരുതുന്നവരെ തീവ്ര വലതുപക്ഷവുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ പ്രേരിപ്പിക്കും എന്ന ഒരു ഗുണം കൂടി ഇതിനുണ്ട്, അദ്ദേഹം പറഞ്ഞു. നർകോട്ടിക്ക് ജിഹാദ് വിവാദം: ക്രൈസ്തവ വിഭാഗത്തിനുള്ളിൽ നിന്നുള്ള എതിർപ്പുകൾ സിറോ മലബാർ സഭയ്ക്ക് ഉള്ളിൽ നിന്നും തന്നെ ബിഷപ്പിനെതിരെ വിമർശനം ഉണ്ടായി. സ്വന്തം മതേതരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം ഇന്നിവിടെ ഓരോ അതിസാധാരണ ഇസ്ലാം വിശ്വാസിയുടേതുമായിരിക്കുന്നതു പോലെ നാളെകളിൽ ഒരോ ക്രിസ്ത്യാനിയുടേതുമാകും എന്ന് ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്ത് ജിജോ കുര്യൻ എന്ന അതേ സഭയിലെ പുരോഹിതൻ ഫേസ്ബുക്കിൽ എഴുതി. നർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി കുറവിലങ്ങാട് കന്യാസ്ത്രികൾ വന്നതും വാർത്തയായിരുന്നു.ബിഷപ്പിന്റെ നിലപാടിന് അനുകൂലമായി സംസാരിച്ച വൈദികന്റെ പ്രസംഗം ബഹിഷ്ക്കരിച്ചാണ് അവർ നിലപാട് എടുത്തത്. സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രികളാണ് നിലപാട് വ്യക്തമാക്കിയത്. ഈ കന്യാസ്ത്രികൾക്കെതിരെ ഫേസ്ബുക്കിൽ പലരും രംഗത്ത് വന്നു. നർക്കോട്ടിക്ക് ജിഹാദ് വിഷയം വിവാദമാക്കി, അവസാനം ഇസ്ലാമിസ്റ്റുകൾ തന്നെ പ്രതിസന്ധിയിൽ ആയപ്പോൾ, ഗത്യന്തരമില്ലാതെ വ്യാജ പരാതി നൽകി വിവാദത്തിലായ 3 മുൻ കന്യാസ്ത്രീകളെ രംഗത്തിറക്ക ,എന്ന പോസ്റ്റുമായി CASA എന്ന പേജ് ഈ കന്യാസ്ത്രികൾക്കെതിരെ രംഗത്ത് വന്നു. നാർകോട്ടിക്ക്ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും രംഗത്ത് വന്നു. ”സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം Pulpits should not be misused for polemics.” എന്നാണ് അദ്ദേഹം പറഞ്ഞത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിഷേധവും തുടർന്ന് കണ്ടു. മുസ്ലിം ഐക്യവേദിയും പിഡിപിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി. ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന ഗ്രന്ഥം രചിച്ച ബോബി തോമസിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നു വരുന്ന ഒരു സംഘപരിവാർ അനുകൂല നിലപാടിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ വ്യപകമായത്. ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും ഇത് വ്യാപകമായി ചർച്ചയ്ക്ക് വന്നിട്ടുണ്ട്. വാട്ട്സ്ആപ്പിലെ ക്രിസ്തുമത അനുയായികളുടെ പേജുകളിലൂടെയാണ് ഇതിനു പ്രചാരം ലഭിക്കുന്നത്.കഴിഞ്ഞ രണ്ടു മാസമായാണ് ഇത് വ്യാപകമായത്. ക്ലബ് ഹൗസ് ചർച്ചകളിൽ തങ്ങൾ സംഘികളാണ് എന്ന് പലരും പരസ്യമായി അഭിപ്രായപ്പെട്ടാൻ തുടങ്ങി. ഇത്തരം സാഹചര്യത്തിൽ വേണം നർക്കോട്ടിക്ക് ജിഹാദ് പോലുള്ള പരാമർശങ്ങൾ കാണാൻ, അദ്ദേഹം പറഞ്ഞു. എന്തായാലും ഈ വാക്കിന് മേലുള്ള ചർച്ചകൾ അവസാനിക്കുന്നില്ല എന്ന് തന്നെയാണ് സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ട ചില കണക്കുകൾ ചർച്ചയെ എങ്ങോട്ട് വഴി തിരിച്ചു വിട്ടുമെന്നു ഇതുവരെ വ്യക്തമായിട്ടില്ല. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടതിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല, പിണറായി വിജയൻ പറഞ്ഞു. എന്തായാലും ഈ വിഷയത്തിലെ ചർച്ചകൾ ഇവിടം കൊണ്ട് തീരുമെന്ന് കരുത്താൻ വയ്യ. എന്തായാലും കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഈ വാക്കാണ്. മറ്റൊരു വിവാദമുണ്ടായി മറ്റൊരു പുതിയ വാക്ക്, ഹാഷ്ടാഗുകൾ വഴി ട്രെൻഡിങ്ങ് ആവും വരെ അനുകൂലിച്ചും പ്രതികൂലിച്ചും നർക്കോട്ടിക്ക് ജിഹാദ് എന്ന പദത്തിന് മേൽ ചർച്ച തുടരുക തന്നെ ചെയ്യും. Previous articleസ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ് Next articleസിദ്ധു തക്ബീർ മുഴക്കുന്ന വിഡിയോ: സത്യമെന്താണ്? Weekly Wrap: ആഴ്ചയിലെ 5 വൈറൽ പോസ്റ്റുകൾ കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത് ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല കള്ളം പറയുന്ന കേരള ധനമന്ത്രിയെ ജനം വിലയിരുത്തട്ടെ എന്നു എം പി ആരിഫ് എന്ന പേരിലുള്ള പ്രചാരണം തെറ്റാണ് യോഗിയുടെ യുപിയിലെ റോഡ് എന്ന രീതിയിൽ പ്രചരിക്കുന്നത് ബിഹാറിലെ റോഡിന്റെ പഴയ ചിത്രമാണ് Weekly Wrap: സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പ്രധാനപ്പെട്ട 5 അവകാശവാദങ്ങൾ ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ? ഈ ഫോട്ടോ സുക്മാവതി സുകാർണോ പുത്രിയുടേതല്ല കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോഴല്ല കർഷകർ തക്കാളി വഴിയിൽ തള്ളിയത് വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ് വീഡിയോയിലുള്ളത് കൊച്ചിയിലെ 33 വയസ്സുകാരൻ അല്ല ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം പരിഷത്ത് വിക്കി പരിഷത്ത് വിക്കി സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക 'ടൈം ട്രാവൽ ചെയ്ത് കൊച്ചു കൊച്ചു സന്തോഷത്തിൽ എത്തിയതുപോലെ അച്ഛന്റെ സിനിമാസെറ്റിലെത്തി കാളിദാസ് ജയറ Samakalika Malayalam 'ടൈം ട്രാവൽ ചെയ്ത് കൊച്ചു കൊച്ചു സന്തോഷത്തിൽ എത്തിയതുപോലെ അച്ഛന്റെ സിനിമാസെറ്റിലെത്തി കാളിദാസ് ജയറാം ഒരുകാലത്ത് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിരുന്ന സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനിടെ തന്റെ അച്ഛന്റെ അഭിനയം കാണാൻ മകൻ കാളിദാസ് ജയറാം സെറ്റിലെത്തി. സോഷ്യൽ മീഡിയയിലൂടെ കാളിദാസ് തന്നെയാണ് തന്റെ ഇഷ്ട ജോഡികളുടെ സെറ്റിലെത്തിയ സന്തോഷം പങ്കുവച്ചത്. ടൈംട്രോവൽ ചെയ്ത് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സമയത്ത് എത്തിയതുപോലെയുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. വാവ് കൊച്ചു കൊച്ചു സന്തോഷങ്ങളിലെ സമയത്തിലേക്ക് ടൈം ട്രാവല്‍ ചെയ്തു വന്നതുപോലെയാണ് ശരിക്കു തോന്നുന്നത്. ജോലിസ്ഥലത്തെത്തി ഈ മാസ്റ്റര്‍ ഫിലിം മേക്കറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ എപ്പോഴും സന്തോഷം തരുന്നതാണ്. പ്രത്യേകിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ മിസ്റ്റര്‍ ജയറാമിനൊപ്പം. വീട്ടിലേക്ക് തിരിച്ചെത്തിയതുപോലെ തോന്നുന്നു. വ്യക്തിപരമായി ഇവരുടെ കോമ്പോയുടെ വലിയ ഫാനാണ് ഞാന്‍. ഈ സിനിമയും നിങ്ങളെ നിരാശരാക്കില്ലെന്ന് എനിക്കു ഉറപ്പുണ്ട്. തിയറ്ററില്‍ കാണാനായി കാത്തിരിക്കുന്നു കാളിദാസ് ജയറാം കുറിച്ചു. ജയറാമിനും സത്യന്‍ അന്തിക്കാടിനും അനൂപ് സത്യനും ഛായാഗ്രാഹകന്‍ എസ് കുമാറും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അതിനിടെ ചിത്രത്തിനു താഴെ കമന്റുമായി നടി പൂര്‍ണിമ ഭാഗ്യരാജ് എത്തി. സത്യനോടും കുമാര്‍ സാറിനോടും ഹായ് പറയണം എന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. നടി മീരാ ജാസ്മിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമ. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മീര നായികയായി എത്തുന്നത്. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. എസ്. കുമാർ ആണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം.പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) പേടിഎമ്മിന് സെബിയുടെ അനുമതി; ഇന്ത്യ കാണാനൊരുങ്ങുന്നത് ഏറ്റവും വലിയ ഐപിഒ 16,600 കോടി എന്ന റെക്കോര്‍ഡ് തുകയുടെ ഐപിഓയ്ക്കാണ് പേടിഎം തയ്യാറായിക്കഴിഞ്ഞു. പേടിഎം ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിനായി (ഐപിഒ) സെബി അനുമതി ലഭിച്ചു. 16,600 കോടി രൂപ വരെ കരട് പ്രോസ്പെക്ടസ് ആണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ഓഡി നല്‍കിയത്. പേടിഎമ്മിന്റെ ഐപിഒയില്‍ 8,300 കോടി ഡോളര്‍ വരെ പുതിയ ഇഷ്യു, 8,300 കോടി രൂപ യുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ എന്നിവയായിരിക്കും ഉള്‍പ്പെടുക. സെബിയുടെ അപ്രൂവല്‍ കിട്ടിയതോടെ പേടിഎമ്മിന് തുടര്‍ നടപടികളിലേക്ക് പ്രവേശിക്കാം. ഓഹരി വില്‍പ്പന ദീപാവലിയോടനുബന്ധിച്ച് നവംബര്‍ നാലിനാണ് നടത്താന്‍ കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്. 20 -24 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്കുയരാനാണ് രാജ്യത്തെ ഏറ്റവും വലിയ യുണികോണ്‍ സ്റ്റാട്ടപ്പുകളിലൊന്നായ പേടിഎം ലക്ഷ്യമിട്ടിട്ടുള്ളത്. വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വണ്‍97 കമ്യൂണിക്കേഷന്‍സ് ഐപിഓയ്ക്ക് ജെ പി മോര്‍ഗന്‍ ചേസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ആക്സിസ് ക്യാപിറ്റല്‍, സിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവരായിരിക്കും ബുക്കിംഗ് റണ്ണിംഗ് മാനേജര്‍മാര്‍. MCQ->ഇഞ്ചിയോണ് ‍ ഏഷ്യൻ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങിലെ മാർച്ച് ‌ പാസ്റ്റിൽ ഇന്ത്യൻ ത്രിവർണ്ണ പതാകയേന്തിയത് ആരാണ് MCQ->ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട് കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയനാക്കി. ബന്ധുവീട്ടില്‍ പോയതിനായിരുന്നു മര്‍ദ്ദനം. കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പറഞ്ഞാല്‍ കേട്ടിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഞാനാണ് ഇവനെ ഉണ്ടാക്കിയതെന്നും തടയാന്‍ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു. ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയില്‍ കാണാം. അതിനിടെ പകര്‍ത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാള്‍ പറയുകയും ചെയ്യുന്നു. മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്. അര്‍ധസഹോദരനുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. എല്ലാവരും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകല്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) ചെസ്സ് പോലുള്ള സീറോ-സം ഗെയിമുകളിലെ കളിക്കാരുടെ ആപേക്ഷിക നൈപുണ്യ നിലവാരം കണക്കാക്കുന്നതിനുള്ള ഒരു രീതിയാണ് എലോ റേറ്റിംഗ് സിസ്റ്റം [a ഇതിന്റെ സ്രഷ്ടാവായ ഹംഗേറിയൻ-അമേരിക്കൻ ഭൗതികശാസ്ത്ര പ്രൊഫസറായ അർപാഡ് എലോയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. മുമ്പ് ഉപയോഗിച്ച ഹാർക്ക്‌നെസ് സിസ്റ്റത്തേക്കാൾ മെച്ചപ്പെട്ട ചെസ്സ് റേറ്റിംഗ് സംവിധാനമായാണ് എലോ സിസ്റ്റം ആദ്യം കണ്ടുപിടിച്ചത്. എന്നാൽ ഇത്അസോസിയേഷൻ ഫുട്ബോൾ, അമേരിക്കൻ ഫുട്ബോൾ, ബാസ്കറ്റ്ബോൾ 1] മേജർ ലീഗ് ബേസ്ബോൾ, ടേബിൾ ടെന്നീസ്, ബോർഡ് ഗെയിമുകൾ സ്‌ക്രാബിൾ, ഡിപ്ലോമാസി, എസ്‌പോർട്ടുകൾ, പ്രത്യേകിച്ച് കൗണ്ടർ സ്ട്രൈക്ക്: ഗ്ലോബൽ ഒഫൻസീവും ലീഗ് ഓഫ് ലെജന്റ്സ് എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നു. രണ്ട് കളിക്കാർ തമ്മിലുള്ള റേറ്റിംഗിലെ വ്യത്യാസം ഒരു മത്സരത്തിന്റെ ഫലത്തിന്റെ പ്രവചനമായി വർത്തിക്കുന്നു. പരസ്പരം കളിക്കുന്ന തുല്യ റേറ്റിംഗുള്ള രണ്ട് കളിക്കാർ തുല്യ എണ്ണം വിജയങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു. എതിരാളിയേക്കാൾ 100 പോയിന്റ് കൂടുതലുള്ള ഒരു കളിക്കാരൻ 64% സ്കോർ ചെയ്യുമെന്നാണ് കണക്ക്; വ്യത്യാസം 200 പോയിന്റാണെങ്കിൽ, കരുത്തനായ കളിക്കാരന് പ്രതീക്ഷിക്കുന്ന സ്കോർ 76% ആണ്. ഒരു കളിക്കാരന്റെ എലോ റേറ്റിംഗ് ഒരു നമ്പർ ഉപയോഗിച്ചാണ് പറയുന്നത്. അത് റേറ്റുചെയ്ത ഗെയിമുകളുടെ ഫലത്തെ ആശ്രയിച്ച് മാറാം. ഓരോ ഗെയിമിനും ശേഷം, വിജയിക്കുന്ന കളിക്കാരൻ തോറ്റതിൽ നിന്ന് പോയിന്റുകൾ എടുക്കുന്നു. വിജയിയുടെയും പരാജിതന്റെയും റേറ്റിംഗുകൾ തമ്മിലുള്ള വ്യത്യാസം ഒരു ഗെയിമിന് ശേഷം നേടിയ അല്ലെങ്കിൽ നഷ്ടപ്പെട്ട മൊത്തം പോയിന്റുകളുടെ എണ്ണം നിർണ്ണയിക്കുന്നു. ഉയർന്ന റേറ്റഡ് കളിക്കാരൻ വിജയിച്ചാൽ, കുറഞ്ഞ റേറ്റിംഗ് ഉള്ള കളിക്കാരനിൽ നിന്ന് കുറച്ച് റേറ്റിംഗ് പോയിന്റുകൾ മാത്രമേ ലഭിക്കൂ. എന്നിരുന്നാലും, താഴ്ന്ന റേറ്റഡ് കളിക്കാരൻ ഒരു അപ്രതീക്ഷിതവിജയം നേടിയാൽ, നിരവധി റേറ്റിംഗ് പോയിന്റുകൾ കൈമാറ്റം ചെയ്യപ്പെടും. സമനിലയുള്ള സാഹചര്യത്തിൽ ഉയർന്ന റേറ്റഡ് കളിക്കാരനിൽ നിന്ന് കുറഞ്ഞ റേറ്റഡ് കളിക്കാരനും കുറച്ച് പോയിന്റുകൾ നേടും. ഈ റേറ്റിംഗ് സിസ്റ്റം സ്വയം തിരുത്തലാണ് എന്നാണ് ഇതിനർത്ഥം. റേറ്റിംഗുകൾ വളരെ കുറവോ വളരെ ഉയർന്നതോ ആയ കളിക്കാർ, ദീർഘകാലാടിസ്ഥാനത്തിൽ, റേറ്റിംഗ് സിസ്റ്റം പ്രവചിക്കുന്നതിനേക്കാൾ മികച്ചതോ മോശമോ ആയിരിക്കണം, അതിനാൽ റേറ്റിംഗുകൾ അവരുടെ യഥാർത്ഥ കളിക്കാനുള്ള കഴിവ് പ്രതിഫലിപ്പിക്കുന്നതുവരെ റേറ്റിംഗ് പോയിന്റുകൾ നേടുകയോ നഷ്ടപ്പെടുകയോ ചെയ്യണം. ഒരു എലോ റേറ്റിംഗ് ഒരു താരതമ്യ റേറ്റിംഗ് മാത്രമാണ്, മാത്രമല്ല ഇതിന് സ്ഥാപിതമായ റേറ്റിംഗ് പൂളിനുള്ളിൽ മാത്രമേ സാധുതയുള്ളൂ. 1939 ൽ സ്ഥാപിതമായതു മുതൽ മാസ്റ്റർ ലെവൽ ചെസ്സ് കളിക്കാരനും യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ഫെഡറേഷനിൽ (യു‌എസ്‌സി‌എഫ്) സജീവ പങ്കാളിയുമായിരുന്നു അർപാഡ് എലോ.[2] ടൂർണമെന്റ് വിജയങ്ങളും തോൽവികളും അല്ലാതെയുള്ള ഇടങ്ങളിൽ വ്യക്തിഗത പുരോഗതി അറിയാൻ അംഗങ്ങളെ അനുവദിക്കുന്നതിന് കെന്നത്ത് ഹാർക്ക്നെസ് ആവിഷ്കരിച്ച ഒരു സംഖ്യാ റേറ്റിംഗ് സംവിധാനം യു‌എസ്‌സി‌എഫ് ഉപയോഗിച്ചു. ഹാർക്ക്‌നെസ് സമ്പ്രദായം ഏതാണ്ട് ന്യായമായിരുന്നെങ്കിലും ചില സാഹചര്യങ്ങളിൽ പല നിരീക്ഷകരും ഇത് കൃത്യമല്ലെന്ന് കരുതി. റേറ്റിംഗുകൾക്ക് കാരണമായി യു‌എസ്‌സി‌എഫിനെ പ്രതിനിധീകരിച്ച്, എലോ കൂടുതൽ മികച്ച സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കി ഒരു പുതിയ സംവിധാനം ആവിഷ്കരിച്ചു. എലോയുടെ സിസ്റ്റം മുമ്പത്തെ മത്സര പ്രതിഫലങ്ങളെ മാറ്റി പകരം സ്റ്റാറ്റിസ്റ്റിക്കൽ എസ്റ്റിമേറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു രീതി നൽകി. ചില നേട്ടങ്ങളുടെ 'മഹത്വ'ത്തിന്റെ ആത്മനിഷ്ഠമായ വിലയിരുത്തലുകൾക്ക് അനുസൃതമായി നിരവധി സ്പോർട്സ് അവാർഡ് പോയിന്റുകൾക്കായുള്ള റേറ്റിംഗ് സംവിധാനങ്ങൾ. ഉദാഹരണത്തിന്, ഒരു പ്രധാന ഗോൾഫ് ടൂർണമെന്റ് വിജയിക്കുന്നത് കുറഞ്ഞ ടൂർണമെന്റ് നേടുന്നതിനേക്കാൾ അഞ്ചിരട്ടി പോയിന്റുകൾ ഏകപക്ഷീയമായി തിരഞ്ഞെടുക്കേണ്ടതാണ്. ഒരു സ്റ്റാറ്റിസ്റ്റിക്കൽ ശ്രമം, വിപരീതമായി, ഗെയിം ഫലങ്ങളെ ഓരോ കളിക്കാരന്റെയും കഴിവിനെ പ്രതിനിധീകരിക്കുന്ന അടിസ്ഥാന വേരിയബിളുകളുമായി ബന്ധിപ്പിക്കുന്ന ഒരു മാതൃക ഉപയോഗിക്കുന്നു. ഓരോ ഗെയിമിലെയും ഓരോ കളിക്കാരന്റെയും ചെസ്സ് പ്രകടനം സാധാരണയായി വിതരണം ചെയ്യപ്പെടുന്ന റാൻഡം വേരിയബിളാണെന്നായിരുന്നു എലോയുടെ മുഖ്യധാരണ. ഒരു കളിക്കാരൻ ഒരു ഗെയിമിൽ നിന്ന് മറ്റൊന്നിലേക്ക് മികച്ചതോ മോശമോ പ്രകടനം കാഴ്ചവച്ചേക്കാമെങ്കിലും, ഏതൊരു കളിക്കാരന്റെയും പ്രകടനത്തിന്റെ ശരാശരി മൂല്യം കാലക്രമേണ മാറുന്നുവെന്ന് എലോ അനുമാനിച്ചു. ആ കളിക്കാരന്റെ പ്രകടന റാൻഡം വേരിയബിളിന്റെ മാദ്ധ്യമമായി ഒരു കളിക്കാരന്റെ യഥാർത്ഥ നൈപുണ്യത്തെക്കുറിച്ച് എലോ ചിന്തിച്ചു. മേൽപ്പറഞ്ഞ അർത്ഥത്തിൽ ചെസ്സ് പ്രകടനം ഇപ്പോഴും അളക്കാൻ കഴിയാത്തതിനാൽ കൂടുതൽ അനുമാനം അവിടെ ആവശ്യമാണ്. ഒരാൾക്ക് നീക്കങ്ങളുടെ ഒരു ശ്രേണി നോക്കാനും ആ കളിക്കാരന്റെ കഴിവിനെ പ്രതിനിധീകരിക്കുന്നതിന് ഒരു നമ്പർ നേടാനും കഴിയില്ല. വിജയങ്ങൾ, സമനിലകൾ, തോൽവികൾ എന്നിവയിൽ നിന്ന് മാത്രമേ പ്രകടനം അനുമാനിക്കാൻ കഴിയൂ. അതിനാൽ, ഒരു കളിക്കാരൻ ഒരു ഗെയിമിൽ വിജയിക്കുകയാണെങ്കിൽ, ആ ഗെയിമിനായി അവരുടെ എതിരാളിയെക്കാൾ ഉയർന്ന തലത്തിൽ അവർ പ്രകടനം നടത്തിയതായി കണക്കാക്കപ്പെടുന്നു. നേരെമറിച്ച്, കളിക്കാരൻ തോറ്റാൽ, അവർ താഴ്ന്ന നിലയിൽ പ്രകടനം നടത്തിയതായി കണക്കാക്കപ്പെടുന്നു. ഗെയിം ഒരു സമനിലയാണെങ്കിൽ, രണ്ട് കളിക്കാരും ഏതാണ്ട് ഒരേ നിലയിൽ പ്രകടനം നടത്തിയതായി കണക്കാക്കപ്പെടുന്നു. ഒരു വിജയത്തിനോ തോൽവിക്കോ എതിരായി സമനില നേടാൻ രണ്ട് പ്രകടനങ്ങൾ എത്രത്തോളം അടുത്ത് ആയിരിക്കണമെന്ന് എലോ വ്യക്തമാക്കിയിട്ടില്ല. കളിക്കാർക്ക് അവരുടെ പ്രകടനങ്ങളിൽ വ്യത്യസ്ത വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതിയിരിക്കെ, നേരെമറിച്ച് അദ്ദേഹം ലളിതമായ ഒരു അനുമാനം നൽകി. കണക്കുകൂട്ടൽ കൂടുതൽ ലളിതമാക്കുന്നതിന്, എലോ തന്റെ മോഡലിലെ വേരിയബിളുകൾ കണക്കാക്കുന്നതിനുള്ള ഒരു നേരായ രീതി നിർദ്ദേശിച്ചു (അതായത്, ഓരോ കളിക്കാരന്റെയും യഥാർത്ഥ വൈദഗ്ദ്ധ്യം റേറ്റിംഗുകളുടെ എതിരാളികളുടെ താരതമ്യത്തെ അടിസ്ഥാനമാക്കി എത്ര ഗെയിമുകൾ കളിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് പട്ടികകളിൽ നിന്ന് ഒരാൾക്ക് എളുപ്പത്തിൽ കണക്കാക്കാം. പ്രതീക്ഷിച്ചതിലും കൂടുതൽ ഗെയിമുകൾ വിജയിച്ച കളിക്കാരന്റെ റേറ്റിംഗുകൾ മുകളിലേക്ക് ക്രമീകരിക്കും, അതേസമയം പ്രതീക്ഷിച്ചതിലും കുറവ് വിജയിച്ച കളിക്കാരന്റെ റേറ്റിംഗുകൾ താഴേക്ക് ക്രമീകരിക്കും. മാത്രമല്ല, ആ ക്രമീകരണം കളിക്കാരൻ പ്രതീക്ഷിച്ച എണ്ണത്തെക്കാൾ കുറവോ കുറവോ നേടിയ വിജയങ്ങളുടെ എണ്ണത്തിന് രേഖീയ അനുപാതത്തിലായിരിക്കണം. ഒരു ആധുനിക വീക്ഷണകോണിൽ, എലോയുടെ ലളിതവൽക്കരണ അനുമാനങ്ങൾ ആവശ്യമില്ല, കാരണം കമ്പ്യൂട്ടിംഗ് പവർ വളരെ എളുപ്പത്തിലും വ്യാപകമായും ലഭ്യവുമാണ്. ഒരേ വേരിയബിളുകൾ കണക്കാക്കാൻ നിരവധി ആളുകൾ, പ്രത്യേകിച്ച് മാർക്ക് ഗ്ലിക്ക്മാൻ കൂടുതൽ സങ്കീർണ്ണമായ സ്റ്റാറ്റിസ്റ്റിക്കൽ മെഷിനറികൾ ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മറുവശത്ത്, എലോ സിസ്റ്റത്തിന്റെ കമ്പ്യൂട്ടേഷണൽ ലാളിത്യം അതിന്റെ ഏറ്റവും വലിയ ആസ്തിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു പോക്കറ്റ് കാൽക്കുലേറ്ററിന്റെ സഹായത്തോടെ, അതിന്റെ രീതി അറിയുന്ന ഒരു ചെസ്സ് മത്സരാർത്ഥിക്ക് തങ്ങളുടെ അടുത്തതായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കാൻ പോകുന്ന റേറ്റിംഗ് എന്തായിരിക്കുമെന്ന് ഒരു ഘട്ടത്തിൽ കണക്കാക്കാൻ കഴിയും, ഇത് റേറ്റിംഗുകൾ ന്യായമാണെന്ന ധാരണ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. യു‌എസ്‌സി‌എഫ് 1960 ൽ എലോയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കി 3] ഈ സംവിധാനം ഹാർക്ക്‌നെസ് റേറ്റിംഗ് സിസ്റ്റത്തേക്കാൾ മികച്ചതും കൃത്യവുമാണെന്ന് തിരിച്ചറിഞ്ഞു. 1970 ൽ വേൾഡ് ചെസ് ഫെഡറേഷൻ (FIDE) എലോയുടെ സംവിധാനം സ്വീകരിച്ചു. 1978 ൽ പ്രസിദ്ധീകരിച്ച ദി റേറ്റിംഗ് ഓഫ് ചെസ്സ്പ്ലേയേഴ്സ്, പാസ്റ്റ് ആൻഡ് പ്രസന്റ് എന്ന പുസ്തകത്തിൽ എലോ തന്റെ രീതികളെക്കുറിച്ച് വിശദമായി വിവരിച്ചു. തുടർന്നുള്ള സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റുകൾ സൂചിപ്പിക്കുന്നത് ചെസ്സ് പ്രകടനം ഒരു സാധാരണ വിതരണമായി മിക്കവാറും വിതരണം ചെയ്യപ്പെടുന്നില്ല എന്നാണ്, കാരണം എലോയുടെ മോഡൽ പ്രവചിക്കുന്നതിനേക്കാൾ ദുർബലരായ കളിക്കാർക്ക് വിജയസാധ്യത കൂടുതലാണ്. അതിനാൽ, യു‌എസ്‌സി‌എഫും ചില ചെസ്സ് സൈറ്റുകളും ലോജിസ്റ്റിക് വിതരണത്തെ അടിസ്ഥാനമാക്കി ഒരു സൂത്രവാക്യം ഉപയോഗിക്കുന്നു. ചെസ്സിലെ ലോജിസ്റ്റിക് വിതരണം ഉപയോഗിക്കുമ്പോൾ കാര്യമായ സ്ഥിതിവിവരക്കണക്കുകളും കണ്ടെത്തിയിട്ടുണ്ട്.[4] എലോ നിർദ്ദേശിച്ചതുപോലെ FIDE റേറ്റിംഗ് വ്യത്യാസ പട്ടിക ഉപയോഗിക്കുന്നത് തുടരുന്നു. പട്ടിക പ്രതീക്ഷിക്കുന്നത് 0, സ്റ്റാൻഡേർഡ് ഡീവിയേഷൻ 200 എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. സാധാരണവും ലോജിസ്റ്റിക് വിതരണ പോയിന്റുകളും ഒരു തരത്തിൽ, വിതരണങ്ങളുടെ സ്പെക്ട്രത്തിലെ അനിയന്ത്രിതമായ പോയിന്റുകളാണ്, അത് നന്നായി പ്രവർത്തിക്കും. പ്രായോഗികമായി, ഈ രണ്ട് വിതരണങ്ങളും നിരവധി വ്യത്യസ്ത ഗെയിമുകൾക്കായി നന്നായി പ്രവർത്തിക്കുന്നു. ഒരു കളിക്കാരന്റെ ചെസ്സ് റേറ്റിംഗ് അർത്ഥമാക്കുന്നതിന് "എലോ റേറ്റിംഗ്" എന്ന വാചകം പലപ്പോഴും FIDE കണക്കാക്കുന്നതാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഈ ഉപയോഗം ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു, കാരണം യു‌എസ്‌സി‌എഫ് (FIDE ന് മുമ്പ് മറ്റ് പല ദേശീയ ചെസ്സ് ഫെഡറേഷനുകൾ, ഹ്രസ്വകാല പ്രൊഫഷണൽ ചെസ് അസോസിയേഷൻ (പി‌സി‌എ കൂടാതെ ഓൺലൈൻ ചെസ്സ് സെർ‌വറുകൾ‌ ഉൾപ്പെടെ നിരവധി ഓർ‌ഗനൈസേഷനുകൾ‌ എലോയുടെ പൊതുവായ ആശയങ്ങൾ‌ സ്വീകരിച്ചു. ഇന്റർനെറ്റ് ചെസ് ക്ലബ് (ഐസിസി സൗജന്യ ഇന്റർനെറ്റ് ചെസ് സെർവർ (FICS Yahoo! ഗെയിമുകൾ. ഓരോ ഓർഗനൈസേഷനും തനതായ നടപ്പാക്കലുണ്ട്, അവയൊന്നും എലോയുടെ യഥാർത്ഥ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ല. അതിനാൽ പകരം റേറ്റിംഗ് നൽകുന്ന ഓർഗനൈസേഷനെ പരാമർശിക്കാം. ഉദാഹരണത്തിന് ഓഗസ്റ്റ് 2002 ലെ കണക്കനുസരിച്ച് ഗ്രിഗറി കൈഡനോവിന് 2638 എന്ന ഫിഡ് റേറ്റിംഗും യു‌എസ്‌സി‌എഫ് റേറ്റിംഗും 2742 ആയിരുന്നു ഈ വിവിധ ഓർ‌ഗനൈസേഷനുകളുടെ എലോ റേറ്റിംഗുകൾ‌ എല്ലായ്‌പ്പോഴും നേരിട്ട് താരതമ്യപ്പെടുത്താൻ‌ കഴിയില്ല, കാരണം എലോ റേറ്റിംഗുകൾ‌ ഫലങ്ങൾ‌ അളക്കുന്നത്‌ കേവല നൈപുണ്യത്തേക്കാൾ‌ കളിക്കാരുടെ ഒരു അടച്ചപൂളിൽ‌ നിന്നുമാണ്. സംഘടനകൾ എലോ റേറ്റിംഗുകൾ നടപ്പിലാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. മുൻനിര കളിക്കാർക്ക്, ഏറ്റവും പ്രധാനപ്പെട്ട റേറ്റിംഗ് അവരുടെ FIDE റേറ്റിംഗാണ്. FIDE ഇനിപ്പറയുന്ന ലിസ്റ്റുകൾ നൽകി: 1971 മുതൽ 1980 വരെ ഒരു വർഷം ഒരു പട്ടിക നൽകി. 1981 മുതൽ 2000 വരെ, ജനുവരി, ജൂലൈ മാസങ്ങളിൽ ഒരു വർഷം രണ്ട് ലിസ്റ്റുകൾ നൽകി. 2000 ജൂലൈ മുതൽ 2009 ജൂലൈ വരെ, ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ ഒരു വർഷം നാല് ലിസ്റ്റുകൾ നൽകി. 2009 ജൂലൈ മുതൽ 2012 ജൂലൈ വരെ, ജനുവരി, മാർച്ച്, മെയ്, ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിൽ ഒരു വർഷം ആറ് ലിസ്റ്റുകൾ നൽകി. 2012 ജൂലൈ മുതൽ, പട്ടിക പ്രതിമാസം അപ്‌ഡേറ്റുചെയ്‌തു. ജൂലൈ 2015 ലെ FIDE റേറ്റിംഗ് പട്ടികയുടെ ഇനിപ്പറയുന്ന വിശകലനം ലോക റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത FIDE റേറ്റിംഗ് അർത്ഥമാക്കുന്നതിന്റെ ഏകദേശ പ്രതീതി നൽകുന്നു: 5323 കളിക്കാർക്ക് 2200 മുതൽ 2299 വരെയുള്ള ശ്രേണിയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു, ഇത് സാധാരണയായി കാൻഡിഡേറ്റ് മാസ്റ്റർ തലക്കെട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. 2869 കളിക്കാർക്ക് 2300 മുതൽ 2399 വരെയുള്ള ശ്രേണിയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു, ഇത് സാധാരണയായി FIDE മാസ്റ്റർ ശീർഷകവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1420 കളിക്കാർക്ക് 2400 നും 2499 നും ഇടയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും ഇന്റർനാഷണൽ മാസ്റ്റർ അല്ലെങ്കിൽ ഇന്റർനാഷണൽ ഗ്രാൻഡ്മാസ്റ്റർ കിരീടം നേടി. 542 കളിക്കാർക്ക് 2500 നും 2599 നും ഇടയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗത്തിനും അന്താരാഷ്ട്ര ഗ്രാൻഡ്മാസ്റ്റർ കിരീടം ഉണ്ടായിരുന്നു. 187 കളിക്കാർക്ക് 2600 നും 2699 നും ഇടയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു, എല്ലാവർക്കും അന്താരാഷ്ട്ര ഗ്രാൻഡ്മാസ്റ്റർ കിരീടം ഉണ്ടായിരുന്നു. 40 കളിക്കാർക്ക് 2700 നും 2799 നും ഇടയിൽ സജീവ റേറ്റിംഗ് ഉണ്ടായിരുന്നു. 4 കളിക്കാർക്ക് സജീവ റേറ്റിംഗ് 2800 ൽ കൂടുതലാണ് മാഗ്നസ് കാൾ‌സെൻ 2853 റേറ്റുചെയ്തു, 3 കളിക്കാരെ 2814 നും 2816 നും ഇടയിൽ റേറ്റുചെയ്തു). FIDE റേറ്റിംഗിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് 2882 ആണ്, ഇത് 2014 മെയ് പട്ടികയിൽ മാഗ്നസ് കാൾ‌സെൻ നേടിയതാണ്. ചരിത്രത്തിലുടനീളം മികച്ച ചെസ്സ് കളിക്കാരുടെ താരതമ്യത്തിലാണ് എക്കാലത്തെയും ഉയർന്ന റേറ്റിംഗുള്ള കളിക്കാരുടെ പട്ടിക: Comparison of top chess players throughout history പ്രകടന റേറ്റിംഗ് എന്നത് ഒരു ഇവന്റിന്റെ ഗെയിമുകളിൽ മാത്രം ഉണ്ടാകുന്ന ഒരു സാങ്കൽപ്പിക റേറ്റിംഗാണ്. ചില ചെസ്സ് സംഘടനകൾ പ്രകടന റേറ്റിംഗ് കണക്കാക്കാൻ "400 ന്റെ അൽഗോരിതം" ഉപയോഗിക്കുക. ഈ അൽ‌ഗോരിതം അനുസരിച്ച്, ഒരു ഇവന്റിനായുള്ള പ്രകടന റേറ്റിംഗ് ഇനിപ്പറയുന്ന രീതിയിൽ കണക്കാക്കുന്നു: ഓരോ വിജയത്തിനും, നിങ്ങളുടെ എതിരാളിയുടെ റേറ്റിംഗും 400 ഉം ചേർക്കുക, ഓരോ നഷ്ടത്തിനും, നിങ്ങളുടെ എതിരാളിയുടെ റേറ്റിംഗ് മൈനസ് 400 ചേർക്കുക, കളിച്ച ഗെയിമുകളുടെ എണ്ണം കൊണ്ട് ഈ തുക വിഭജിക്കുക. ഉദാഹരണം: 2 വിജയങ്ങൾ, 2 തോൽവികൾ ഇനിപ്പറയുന്ന സൂത്രവാക്യത്തിലൂടെ ഇത് പ്രകടിപ്പിക്കാൻ കഴിയും: ഉദാഹരണം: 1000 എലോ റേറ്റിംഗ് ഉള്ള ഒരു കളിക്കാരനെ നിങ്ങൾ തോൽപ്പിക്കുകയാണെങ്കിൽ, 1000 റേറ്റിംഗുള്ള രണ്ട് കളിക്കാരെ നിങ്ങൾ തോൽപ്പിക്കുകയാണെങ്കിൽ, ഇതൊരു ലഘൂകരണമാണ്, പക്ഷേ പിആർ (പ്രകടന റേറ്റിംഗ്) കണക്കാക്കാനുള്ള എളുപ്പമാർഗ്ഗം ഇത് വാഗ്ദാനം ചെയ്യുന്നു. കളിക്കാരുടെ ശരാശരി റേറ്റിംഗ് അനുസരിച്ച് FIDE ടൂർണമെന്റുകളെ വിഭാഗങ്ങളായി തിരിക്കുന്നു. ഓരോ വിഭാഗത്തിനും 25 റേറ്റിംഗ് പോയിൻറ് വ്യത്യാസമുണ്ട്. കാറ്റഗറി 1 ശരാശരി 2251 മുതൽ 2275 വരെ റേറ്റിംഗിനും, കാറ്റഗറി 2 2276 മുതൽ 2300 വരെയുമാണ്. വനിതാ ടൂർണമെന്റുകളിൽ, വിഭാഗങ്ങൾ 200 റേറ്റിംഗ് പോയിന്റുകൾ കുറവാണ്, അതിനാൽ ഒരു വിഭാഗം 1 ശരാശരി 2051 മുതൽ 2075 വരെ റേറ്റിംഗാണ് 5] ഏറ്റവും കൂടുതൽ റേറ്റുചെയ്ത ടൂർണമെന്റ് 23 വിഭാഗത്തിലാണ്, ശരാശരി 2801 മുതൽ 2825 വരെ. മികച്ച വിഭാഗങ്ങൾ പട്ടികയിലുണ്ട്. ഓരോ മാസത്തിന്റെയും തുടക്കത്തിൽ FIDE അതിന്റെ റേറ്റിംഗ് പട്ടിക അപ്‌ഡേറ്റുചെയ്യുന്നു. നേരെമറിച്ച്, അനൗദ്യോഗിക "ലൈവ് റേറ്റിംഗുകൾ" ഓരോ ഗെയിമിനുശേഷവും കളിക്കാരുടെ റേറ്റിംഗിലെ മാറ്റം കണക്കാക്കുന്നു. ഈ തത്സമയ റേറ്റിംഗുകൾ മുമ്പ് പ്രസിദ്ധീകരിച്ച FIDE റേറ്റിംഗുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ ഒരു കളിക്കാരന്റെ തത്സമയ റേറ്റിംഗ്, അന്ന് FIDE ഒരു പുതിയ പട്ടിക ഇറക്കുകയാണെങ്കിൽ FIDE റേറ്റിംഗ് എന്തായിരിക്കുമെന്നതിനോട് യോജിക്കുന്നു. ലൈവ് റേറ്റിംഗുകൾ അനൗദ്യോഗികമാണെങ്കിലും, 2008 ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ അഞ്ച് വ്യത്യസ്ത കളിക്കാർ "ലൈവ്" നമ്പർ 1 റാങ്കിംഗ് നേടിയപ്പോൾ ലൈവ് റേറ്റിംഗുകളിൽ താൽപ്പര്യം വർദ്ധിച്ചു.[6] FIDE റേറ്റിംഗുകൾ മാറ്റുന്ന കാൽക്കുലേറ്റർ ഉപയോഗിച്ച് റേറ്റിംഗ് മാറ്റങ്ങൾ സ്വമേധയാ കണക്കാക്കാം.[7] എല്ലാ മുൻനിര കളിക്കാർക്കും 10 ന്റെ കെ-ഫാക്ടർ ഉണ്ട്, അതായത് ഒരൊറ്റ ഗെയിമിൽ നിന്ന് പരമാവധി റേറ്റിംഗുകൾ മാറുന്നത് 10 പോയിന്റിൽ അല്പം കുറവാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ഫെഡറേഷൻ റേറ്റിംഗുകൾ[തിരുത്തുക] യുണൈറ്റഡ് സ്റ്റേറ്റ്സ് ചെസ് ഫെഡറേഷൻ (യു‌എസ്‌സി‌എഫ്) അവരുടെ തന്നെ സ്വന്തം വർഗ്ഗീകരണം ഉപയോഗിക്കുന്നു 8] 2400 ഉം അതിനുമുകളിലും: സീനിയർ മാസ്റ്റർ 2200–2399 കൂടാതെ 2200 ന് മുകളിലുള്ള 300 ഗെയിമുകൾ: ഒറിജിനൽ ലൈഫ് മാസ്റ്റർ [9] 2000–2199: വിദഗ്ദ്ധൻ അല്ലെങ്കിൽ കാൻഡിഡേറ്റ് മാസ്റ്റർ യു‌എസ്‌സി‌എഫ് റേറ്റിംഗ് സിസ്റ്റത്തിലെ കെ-ഫാക്ടർ, ഒരു കളിക്കാരന്റെ റേറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഗെയിമുകളുടെ എണ്ണത്തെ 800 കൊണ്ട് ഹരിച്ചാൽ കണക്കാക്കാം (എൻഇ) കൂടാതെ ഒരു ടൂർണമെന്റിൽ (എം) പൂർത്തിയാക്കിയ ഗെയിമുകളുടെ എണ്ണം. എല്ലാ റേറ്റിംഗുകൾ‌ക്കും യു‌എസ്‌സി‌എഫ് 100 എന്ന കേവല റേറ്റിംഗ് നില നിലനിർത്തുന്നു. അതിനാൽ, യു‌എസ്‌സി‌എഫ് അനുവദിച്ച ഇവന്റുകളിലെ പ്രകടനം പരിഗണിക്കാതെ ഒരു അംഗത്തിനും 100 ന് താഴെയുള്ള റേറ്റിംഗ് ഉണ്ടായിരിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇനിപ്പറയുന്ന സൂത്രവാക്യം ഉപയോഗിച്ച് കണക്കാക്കിയ കളിക്കാർക്ക് ഉയർന്ന വ്യക്തിഗത കേവല റേറ്റിംഗ് നിലകൾ ഉണ്ടായിരിക്കാം: ഇവിടെ N W displaystyle N_{W റേറ്റുചെയ്ത ഗെയിമുകളുടെ എണ്ണം, N D displaystyle N_{D സമനിലയായ ഗെയിമുകളുടെ എണ്ണം, ഒപ്പം N R displaystyle N_{R മൂന്നോ അതിലധികമോ റേറ്റുചെയ്ത ഗെയിമുകൾ കളിക്കാരൻ പൂർത്തിയാക്കിയ ഇവന്റുകളുടെ എണ്ണമാണ്. കാര്യമായ റേറ്റിംഗുകൾ നേടിയ പരിചയസമ്പന്നരായ കളിക്കാർക്കായി ഉയർന്ന റേറ്റിംഗ് നിലകൾ നിലവിലുണ്ട്. 2100 വരെ (1200, 1300, 1400 2100) 100-പോയിന്റ് ഇൻക്രിമെന്റുകളിൽ 1200 റേറ്റിംഗിൽ ആരംഭിച്ച് അത്തരം ഉയർന്ന റേറ്റിംഗ് നിലകൾ നിലവിലുണ്ട്. കളിക്കാരന്റെ ഏറ്റവും ഉയർന്ന സ്ഥാപിത റേറ്റിംഗ് എടുത്ത് 200 പോയിന്റുകൾ കുറച്ചുകൊണ്ട് അടുത്തുള്ള റേറ്റിംഗ് നിലയിലേക്ക് റൗണ്ട് ചെയ്താണ് ഒരു റേറ്റിംഗ് ഫ്ലോർ കണക്കാക്കുന്നത്. ഉദാഹരണത്തിന്, 1464 എന്ന ഏറ്റവും ഉയർന്ന റേറ്റിംഗിലെത്തിയ ഒരു കളിക്കാരന് 1464 200 1264 റേറ്റിംഗ് ഫ്ലോർ ഉണ്ടായിരിക്കും, അത് 1200 ആയി ചുരുങ്ങും. ഈ സ്കീമിന് കീഴിൽ, ക്ലാസ് സി കളിക്കാർക്കും അതിനുമുകളിലുള്ളവർക്കും മാത്രമേ അവരുടെ കേവല പ്ലെയർ റേറ്റിംഗിനേക്കാൾ ഉയർന്ന റേറ്റിംഗ് നില ലഭിക്കാൻ കഴിയൂ. മറ്റെല്ലാ കളിക്കാർക്കും ഏറ്റവും കൂടിയത് 150 നിലകളുണ്ടാകും. മുകളിൽ അവതരിപ്പിച്ച സ്റ്റാൻഡേർഡ് സ്കീമിന് പുറമെ ഉയർന്ന റേറ്റിംഗ് നിലകൾ നേടാൻ രണ്ട് വഴികളുണ്ട്. ഒരു കളിക്കാരൻ ഒറിജിനൽ ലൈഫ് മാസ്റ്ററുടെ റേറ്റിംഗ് നേടിയിട്ടുണ്ടെങ്കിൽ, അവരുടെ റേറ്റിംഗ് നില 2200 ആയി സജ്ജീകരിച്ചിരിക്കുന്നു. അംഗീകരിക്കപ്പെട്ട മറ്റൊരു യു‌എസ്‌സി‌എഫ് ശീർഷകവും പുതിയ നിലയിലേക്ക് നയിക്കില്ല എന്നതിനാൽ ഈ ശീർഷകത്തിന്റെ നേട്ടം സവിശേഷമാണ്. 2000-ൽ താഴെയുള്ള റേറ്റിംഗുള്ള കളിക്കാർക്ക്, 2,000 ഡോളറോ അതിൽ കൂടുതലോ ക്യാഷ് പ്രൈസ് നേടുന്നത് കളിക്കാരന്റെ റേറ്റിംഗ് നില 100-പോയിന്റ് ലെവലിലേക്ക് ഉയർത്തുന്നു, അത് ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് കളിക്കാരനെ അയോഗ്യനാക്കും. ഉദാഹരണത്തിന്, 1750 വയസ്സിന് താഴെയുള്ള ടൂർണമെന്റിൽ ഒരു കളിക്കാരൻ 4,000 ഡോളർ നേടിയാൽ, അവർക്ക് ഇപ്പോൾ 1800 റേറ്റിംഗ് ഫ്ലോർ ലഭിക്കും. ജോഡിയായ താരതമ്യങ്ങൾ എലോ റേറ്റിംഗ് രീതിയുടെ അടിസ്ഥാനമാണ് 10 11] ഡേവിഡ് 12] ട്രാവിൻസ്കി, ഡേവിഡ് 13 ബുൾമാൻ, ഹുബർ എന്നിവരുടെ പ്രബന്ധങ്ങളെക്കുറിച്ച് എലോ പരാമർശിച്ചു 14] ഉദ്ധരിച്ചതിൽ പിഴവ് ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട * “നേപ്പാളികളെ പോലെ തോന്നിക്കുന്നുവെന്ന കാരണം പറഞ്ഞ്‌ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ ഹരിയാണ സ്വദേശികളായ സഹോദരിമാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു. അതുകൊണ്ട് സന്തോഷ്, ഹെന്ന എന്നീ പെണ്‍കുട്ടികള്‍ ചണ്ഡീഗഢിലെ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ക്കെതിരെ ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജിന് പരാതി കൊടുത്തു.” ഇതാണ് ശരിക്കും രാജഭക്തി. ഏതൊ ഒരു നിയമം വന്നു. പക്ഷേ അതുമായി ഒരു ബന്ധമില്ലെങ്കിലും അതിന്റെ പേരില്‍ ജനം പീഡനം അനുഭവിക്കേണ്ടതായി വരുന്നു. ആധാറിന്റെ സമയത്തും ഇതാണ് സംഭവിച്ചത്. സര്‍ക്കാരുണ്ടാക്കുന്ന നിയമങ്ങളെല്ലാം ആള്‍ക്കൂട്ടപോലീസിനെ നിര്‍മ്മിക്കുന്ന തരത്തിലാണ്. ഇത്തരം എല്ലാ നിയമങ്ങളേയും എതിര്‍ക്കുക. * ജക്കാര്‍ത്തയിലെ 20+ വര്‍ഷത്തിലേക്കും ഏറ്റവും വലിയ മഴക്ക് ശേഷം ഇന്‍ഡോനേഷ്യയിലെ വെള്ളപ്പൊക്കത്തില്‍ 26 പേര്‍ മരിച്ചു. * കമ്പനിയുടെ കാര്‍ബണ്‍ ഉദ്‍വമനത്തെ വിമര്‍ശിച്ച ധീരരായ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആമസോണ്‍ ഭീഷണിപ്പെടുത്തുന്നു * സിഡ്നിക്ക് ചുറ്റും തീയുടെ വലയം മുമ്പത്തെ ലേഖനം ഗുജറാത്തിലെ ഉരുക്ക് നിലയം NGT അടച്ചുപൂട്ടിച്ചു അടുത്ത ലേഖനം 60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത് ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. സഹോദരാ രണ്ടു രൂപ കടം തരാനുണ്ടോ? മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ് ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത് വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിരുദുനഗറിലെ ശ്രീ വില്ലിപ്പുട്ടൂരിലൂടെ സഞ്ചരിക്കുമ്പോൾ എത്തിച്ചേരാം. വിരുദുനഗർ – തെങ്കസി റെയിൽവേ പാതയിൽ ശ്രീ വടഭത്ര സായി പെരുമാൾ ക്ഷേത്രം – തിരുവില്ലിപത്തൂർ (ശ്രീ വില്ലിപ്പുത്തൂർ വിരുദുനഗർ. 2000 വർഷം പഴക്കമുള്ള പ്രശസ്തമായ ഒരു ഹിന്ദു ക്ഷേത്രവും വിഷ്ണുവിന്റെ ഏറ്റവും പ്രധാനപ്പെട്ട വാസസ്ഥലമായ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ് ശ്രീ നിന്ദ്ര നമ്പി പെരുമാൾ ക്ഷേത്രം – തിരുക്കുരുങ്കുടി, തിരുനെൽവേലി ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തിരുക്കുരുൻഗുഡി എന്ന ഗ്രാമത്തിലെ വൈഷ്ണവ നമ്പിയും തിരുക്കുറുങ്കുഡിവള്ളി നാച്ചിയാർ ക്ഷേത്രവും ഹിന്ദുദേവനായ വിഷ്ണുവിനായി ശ്രീ തോതാത്രിനാഥ പെരുമാൾ ക്ഷേത്രം – തിരുച്ചേരിവരമംഗൈ (വനാമമലൈ തിരുനെൽവേലി. തിരുക്കുൽഗുടിക്ക് അടുത്തുള്ള തിരുനെൽവേലി ലോക്കലിലാണ് ഈ സ്തംഭം. തിരുനെൽവേലിയിൽ നിന്ന് തിരുക്കുരുൻഗുഡിയിലേക്ക് പോകുമ്പോൾ നാം നാങ്കുനേരിയിൽ ഇറങ്ങേണ്ടതുണ്ട്. ഗതാഗത, ഭവന ശ്രീ അരവിന്ദ ലോച്ചന പെരുമാൾ ക്ഷേത്രം – തിരുത്തോലൈ വില്ലിമംഗലം, തിരുനെൽവേലി. തീന്തിരുപെരൈയ്ക്കടുത്തുള്ള രണ്ട് ക്ഷേത്രങ്ങളെ ഇറാട്ടായി (ഇരട്ട) തിരുപ്പതി എന്നാണ് വിളിക്കുന്നത്. ശ്രീ ദേവപിരൻ ക്ഷേത്രവും ശ്രീ അരവിന്ദലോചനാർ ക്ഷേത്രവും ‘ഇറാട്ടൈ ശ്രീ കൈച്ചിന വെന്ധ പെരുമാൾ ക്ഷേത്രം – തിരുപ്പുലിംഗുട്, തിരുനെൽവേലി. നവ തിരുപ്പതികളിലൊന്നാണ് തിരുപുലിയൻഗുഡി പെർമുവൽ ക്ഷേത്രം 1] തമിഴ്‌നാട്ടിലെ തമിഴ്‌നാട്ടിലെ തിരുചെണ്ടൂർ-തിരുനെൽവേലി റൂട്ടിലുള്ള വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഒമ്പത് ഹിന്ദു ക്ഷേത്രങ്ങൾ ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം – തിരുക്കുളന്തായ്, തിരുനെൽവേലി. നവ തിരുപ്പതികളിലൊന്നാണ് ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രം അല്ലെങ്കിൽ ശ്രീ മായകൂത്തർ പെർമുവൽ ക്ഷേത്രം. വിഷ്ണുവിനോട് പ്രതിജ്ഞാബദ്ധമായ ഒമ്പത് ഹിന്ദു ശ്രീ വിജയാസന പെരുമാൾ ക്ഷേത്രം (വരഗുണമംഗൈ) തിരുനെൽവേലി. തിരു വരഗുണമംഗൈ പെർമുവൽ ക്ഷേത്രം നവ തിരുപ്പതിയിൽ ഒന്നാണ്. വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഒമ്പത് ഹിന്ദു ക്ഷേത്രങ്ങൾ തമിഴ്‌നാട്ടിലെ തിരുചെണ്ടൂർ-തിരുനെൽവേലി റൂട്ടിലാണ് ശ്രീ വൈകുന്ദനാഥ പെരുമാൾ ക്ഷേത്രം (ശ്രീ വൈകുണ്ഠം) തിരുനെൽവേലി. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ ക്ഷേത്രം. ശ്രീ വൈകുണ്ഠം റെയിൽ‌വേ പാതയിൽ നിന്ന് 1 1/2 മൈൽ അകലെയാണ് ഈ ശ്രീ മഗര നെടുങ്കുഴൈ കാദൻ പെരുമാൾ ക്ഷേത്രം (തിരുപ്പേരൈ) തിരുനെൽവേലി. തമിഴ് അശ്വരന്മാരുടെ (സന്യാസിമാരുടെ) കൃതികളിൽ പരാമർശിച്ചിരിക്കുന്ന 108 വിഷ്ണുക്ഷേത്രങ്ങളെ ദിവ്യ ദേശങ്ങൾ പരാമർശിക്കുന്നു. തമിഴ് ഭാഷയിലെ ദിവ്യ “പ്രീമിയം” എന്നും ശ്രീ വൈത മനിത പെരുമാൾ ക്ഷേത്രം – തിരുക്കലൂർ, തിരുനെൽവേലി. തമിരപാറാണി നദിയുടെ തെക്കേ തീരത്തുള്ള തിരുചെണ്ടൂർ-തിരുനെൽവേലി റൂട്ടിലുള്ള വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന നവ തിരുപ്പതി.നൈൻ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വൈതമണിധി ക്ഷേത്രം. ശ്രീ ആധിനാഥ സ്വാമി ക്ഷേത്രം-അശ്വർ തിരുനഗരി, തിരുനെൽവേലി. ക്ഷേത്രത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും:തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് ഈ സ്തംഭം. അശ്വർ തിരുനഗരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു മൈൽ അകലെയാണ് തിരുനെൽവേലി ശ്രീ കല്യാണ ജഗന്നാഥ പെരുമാൾ ക്ഷേത്രം – തിരുപ്പുള്ളണ്ണി, രാമനാഥപുരം. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ കാണപ്പെടുന്ന ദിവ്യദേശമാണ് ഇത്. കീശക്കരയ്ക്കൊപ്പം യാത്ര ചെയ്യുമ്പോൾ നമുക്ക് ഈ സ്തംഭത്തിൽ എത്തിച്ചേരാം. മനാമധുരൈ റെയിൽ‌വേ ശ്രീ സത്യഗിരി നാഥാ പെരുമാൾ ക്ഷേത്രം – തിരുമയം.പുടുക്കോട്ടൈ. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ഈ ദിവ്യദേശം സ്ഥിതി ചെയ്യുന്നത്. പുതുക്കോട്ടയിൽ നിന്ന് തെക്ക് ദിശയിൽ 13 കിലോമീറ്റർ അകലെയാണ് ഇത് ശ്രീ സ ow മിയ നാരായണ പെരുമാൾ ക്ഷേത്രം – തിരുക്കോട്ടിയൂർ, ശിവഗംഗൈ. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുക്കോഷിയൂരിലെ സൗമന്യാരായണ പെരുമാൾ ക്ഷേത്രം ഹിന്ദുദേവനായ വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്നു. ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ച ഈ ശ്രീ കലമേഘ പെരുമാൾ ക്ഷേത്രം -തിരു മൊഗൂർ, മധുര. ശ്രീ വൈഷ്ണവരുടെ പാണ്ഡ്യ നാട്ടു ദിവ്യദേശങ്ങളിൽ ഒന്നാണ് കലമേഘ പെരുമാൾ കോവിൽ. ക്ഷേത്രത്തിലേക്ക് നാല് പ്രകാരങ്ങളുണ്ട്. നിന്ദ്ര തിരുക്കോലത്തിലെ കലാമേഗ ശ്രീ കല്ലസാഗർ പെരുമാൾ ക്ഷേത്രം – തിരുമാലിരുൺസോളായ്, മധുര. മധുരയിൽ നിന്ന് കണ്ടെത്തിയ ദിവ്യദേശമാണ് ഇത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ധാരാളം ബസുകൾ ലഭ്യമാണ്. എന്നാൽ കൂടുതൽ താമസസൗകര്യമില്ല. റെയിൽ‌വേ ശ്രീ കൂഡൽ അസ്ഗാർ പെരുമാൾ ക്ഷേത്രം- തിരുക്കുഡാൽ, മധുര. പാണ്ഡ്യാട് ദിവ്യ ദേശം ടൂർ മധുരയിലും തിരുനെൽവേലിയിലും പരിസരത്തും പതിനെട്ട് ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളുണ്ട്. പ്രസിദ്ധമായ നവ തിരുപ്പതി ക്ഷേത്രങ്ങളും നിങ്ങളുടെ നീണ്ട പ്രദേശങ്ങളിൽ, ഈ പ്രദേശം ധാചി മഹർഷി മുനിയുടെ വിശുദ്ധ ആശ്രമമായിരുന്നു. ഈ ഏകാന്തനായ ധാചി ഇന്ദ്രന്റെ വജ്രയുധ സംരംഭകരെ ഇതിലേ ഇതിലേ മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് kochi metro station places for lease സംരംഭകരെ ഇതിലേ ഇതിലേ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് 22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം കൊച്ചി: സംരംഭകരെ ഇതിലേ ഇതിലേ മാടി വിളിക്കുകയാണ് കേരളത്തിലെ സ്വന്തം കൊച്ചി മെട്രോ. കൊച്ചി മെട്രോയു‌െ സ്റ്റേഷനുള്ളിലെ സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ അവസരം ശനിയാഴ്ച വരെ മാത്രമേയുള്ളൂ. 22 സ്റ്റേഷനുകളിലായി 311 കടകൾക്കുള്ള സ്ഥലമാണ് കെഎംആർഎൽ ലേലം ചെയ്ത് അ‍ഞ്ച് വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ടൗൺ ഹാളിലെത്തിയാൽ സ്പോട്ട് രജിസ്ട്രേഷൻ വഴി ലേലത്തിൽ പങ്കെടുക്കാം. മെട്രോ നിർദ്ദേശിക്കുന്ന രീതിയിൽ 120 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കിയോസ്ക്കുകൾ. ഒരു വ്യക്തിക്ക് നാല് കടകയ്ക്കുള്ള സ്ഥലം വരെ ലേലത്തിലെടുക്കാം. സുരക്ഷ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാത്തരം കടകൾക്കും അനുമതിയുണ്ട്. പുത്തൻ സംരംഭകർക്കും വ്യാപാരം വിപുലീകരിക്കാൻ പദ്ധതിയിടുന്നവർക്കും സാധ്യതകൾ ഏറെയാണ് കൊച്ചി മെട്രോ തുറന്നിടുന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും വരെ കൊച്ചിയിലൊരു കട തുടങ്ങാൻ അന്വേഷണങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. വിശദവിവരങ്ങൾ കെഎംആർഎൽ വെബ്സൈറ്റിൽ കാണാം. വളരെ കുറഞ്ഞ അടിസ്ഥാന നിരക്കിലാണ് ലേലം വിളി തുടങ്ങുന്നത്. ടിക്കറ്റ് ഇതര വരുമാനം കൂട്ടുന്നതിൻറെ ഭാഗമായാണ് കെഎംആർഎൽ സ്ഥലം പാട്ടത്തിന് നൽകുന്നത്. കടകളിലേക്കെത്തുന്നവർ മെട്രോ റെയിൽ കൂടി ഉപയോഗിച്ചാൽ മെട്രോ കമ്പനിയുടെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചി മെട്രോ നഷ്ടത്തിലാണെന്നാണ് കണക്കുകൾ കഴിഞ്ഞ ദിവസം സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപ ആയിട്ടുണ്ട്. 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂട്ടാൻ വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് സർക്കാർ പറയുന്നു. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുളള നടപടികളും തുടങ്ങി. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35,000 പേരാണെന്നും സർക്കാർ വ്യക്തമാക്കി. സ്റ്റേഷനുകളെ ഷോപ്പിംഗ് ഹബ്ബുകളാകും; വരുമാനം കൂട്ടാന്‍ കൊച്ചി മെട്രോ സഹകരണ ബാങ്കുകൾക്കെതിരായ നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വെച്ച്: മുഖ്യമന്ത്രി പിണറായി വിജയൻ Gold Price Today കൂടുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ, ഇന്നത്തെ സ്വർണ വില കുറഞ്ഞു Jio ജിയോ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടി; 21% വർധനയെന്ന് പ്രഖ്യാപനം Uganda airport വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു Excise duty ഏക്സൈസ് ഡ്യൂട്ടി കമ്പനികള്‍ തന്നെ അടക്കണം; മദ്യകമ്പിനകള്‍ക്ക് ബവ്കോയുടെ നിര്‍ദ്ദേശം, വിവാദം UPSC Recruitment 2021 യുപിഎസ് സി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 16 800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളായി. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്. ദുബൈ: ദുബൈ എയര്‍ഷോയ്ക്ക്(Dubai Airshow) പരിസമാപ്തി. എയര്‍ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക്‌സ് ടീമും( Suryakiran Aerobatics Team) യുഎഇയുടെ അല്‍ ഫുര്‍സാന്‍ ഡിസ്‌പ്ലേ സംഘവും(Al Fursan Display Team) ദുബൈ ആകാശത്ത് ഫ്‌ലൈപാസ്റ്റ്(flypast) നടത്തി. ബുധനാഴ്ചയാണ് സൂര്യകിരണും അല്‍ ഫുര്‍സാന്‍ സംഘവും ചേര്‍ന്ന് ഫ്‌ലൈപാസ്റ്റ് നടത്തിയത്. ബുര്‍ജ് ഖലീഫ, പാം ജുമൈറ, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വ്യോമാഭ്യാസപ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ തേജസ് വിമാനവും പ്രദര്‍ശന പറക്കലില്‍ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനങ്ങളില്‍ സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യയുടെ സൂര്യകിരണും വ്യോമസേനയുടെ സാരംഗും പങ്കാളികളായി. സൂര്യകിരണ്‍, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈയില്‍ എയര്‍ഷോയില്‍ നടന്നു. ലോകത്തെ മികച്ച പോര്‍വിമാനങ്ങളും ആഢംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനിക വിമാനങ്ങളും അടുത്ത് കാണാനും പ്രകടനങ്ങള്‍ ആസ്വദിക്കാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 83,000 പേരാണ് എത്തിയത്. Dubai Air Show 16 വര്‍ഷത്തിന് ശേഷം യുഎഇയില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ അഭ്യാസ പ്രകടനമൊരുങ്ങുന്നു കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ, വിവാഹേതര ബന്ധം നിയമവിരുദ്ധമല്ല; യുഎഇയില്‍ നിയമ പരിഷ്കാരം Gulf News നിര്‍ത്തിയിട്ട കാറില്‍ വെച്ച് കാമുകിയെ ചുംബിച്ചു; പ്രവാസിയെയും യുവതിയെയും നാടുകടത്തും Accident ദുബൈയില്‍ ഏഴ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്ക് Gulf News അസാന്മാര്‍ഗിക പ്രവൃത്തികളിലേര്‍പ്പെട്ടതിന് സ്ത്രീകള്‍ ഉള്‍പ്പെടെ 20 പ്രവാസികള്‍ പിടിയില്‍ Gulf News കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി UPSC Recruitment 2021 യുപിഎസ് സി വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 16 800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ എമർജൻസി നമ്പറുകൾ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് കൊല്‍ക്കത്ത: ബംഗാളി സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷ്, നന്ദിഗ്രാം സ്ഥാനാര്‍ഥി സുവേന്ദു അധികാരി, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു അംഗത്വമെടുത്തത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വാര്‍ഗിയ മിഥുനുമായി കൊല്‍ക്കത്തയിലെ വീട്ടില്‍ കൂടികാഴ്ച നടത്തിയിരുന്നു.ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ ബിജെപി മഹാറാലിയില്‍ പങ്കെടുക്കാനായി നേരത്തെ തന്നെ വേദിയിലെത്തിയിരുന്നു. മിഥുനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കൈലാഷ് വിജയ് വാര്‍ഗിയ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഒരു കാലത്ത് ബംഗാള്‍ ഭരിച്ചിരുന്ന സിപിഐഎമ്മുമായി അടുത്ത വ്യക്തിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ പിന്നീട് തൃണമൂല്‍ സഹയാത്രികനായി. ഇദ്ദേഹത്തിന് രാജ്യസഭ സീറ്റും തൃണമൂല്‍ നല്‍കിയിരുന്നു എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ച് താന്‍ രാഷ്ട്രീയം വിടുകയാണെന്ന് ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ഒന്നര വര്‍ഷം സമയം തരൂ, മഞ്ചേശ്വരത്തെ വികസനത്തിന്റെ ഭൂമിയാക്കാം-രവീശ തന്ത്രി കുണ്ടാര്‍ Manjeshwaram Bypoll- NDA Candidate Raveesha Thanthri Kuntar വട്ടിയൂർക്കാവ് കോന്നി അരൂര്‍ എറണാകുളം മഞ്ചേശ്വരം ഒന്നര വര്‍ഷം സമയം തരൂ, മഞ്ചേശ്വരത്തെ വികസനത്തിന്റെ ഭൂമിയാക്കാം-രവീശ തന്ത്രി കുണ്ടാര്‍ 2014 മുതല്‍ 2019 വരെ നരേന്ദ്ര മോദി നടത്തിയ നല്ല ഭരണമാണ് എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച നല്‍കിയത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ലക്ഷ്യം നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. കേരളത്തിന്റെ തെക്കേയറ്റത്തെ മണ്ഡലമായ നേമം പിടിച്ചെടുത്തതുപോലെ വടക്കേയറ്റമായ മഞ്ചേശ്വരത്തും സാന്നിധ്യമറിയിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൈവിട്ടുപോയ മണ്ഡലം വ്യക്തമായ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനുറച്ചാണ് ഈ നാട്ടുകാരനായ രവീശ തന്ത്രി കുണ്ടാറിനെ ബിജെപി കളത്തില്‍ ഇറക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ വിജയസാധ്യതയും പ്രതീക്ഷകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം. ? മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയുടെ അനുകൂല ഘടകങ്ങളും വിജയസാധ്യതയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭരണമുന്നേറ്റം മഞ്ചേശ്വരത്തും ചര്‍ച്ചാവിഷയമാണ്. അതിനുപുറമെ, ശബരിമലയിലെ ആചാരസംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങളും മഞ്ചേശ്വരത്ത് ആളുകളുടെ മനസിലുള്ളതിനാല്‍ ഇത്തവണ ഇവിടുത്തെ വോട്ടര്‍മാര്‍ എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും മികച്ച വിജയം നേടാന്‍ കഴിയുമെന്നും ആത്മവിശ്വാസമുണ്ട്. 1987 മുതല്‍ തന്നെ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാനുള്ള സാഹചര്യം നിലനിന്നിരുന്നു. പക്ഷെ, എന്ത് വിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്ന തീരുമാനവും, എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും മൂലം ഈ മണ്ഡലം ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. 2016-ല്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും കള്ളവോട്ടുമാണ് പരാജയത്തിന് കരണം. ? മഞ്ചേശ്വരം മണ്ഡലത്തിലെ ക്രോസ് വോട്ടിങ്ങ് ആരോപണം ഇത്തവണയും മഞ്ചേശ്വരത്ത് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടന്നേക്കാം. എങ്കിലും എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ലോകത്താകമാനം നടക്കുന്ന സംഭവവികാസങ്ങള്‍ ഒരോ ആളുകളും കാണുന്നതുകൊണ്ട് ഇവിടെയും ഒരു മാറ്റം ആവശ്യമാണെന്ന തോന്നല്‍ ആളുകളിലുണ്ട്. അതുകൊണ്ടുതന്നെ നിഷ്പക്ഷമായ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് പ്രചാരണങ്ങളിലുടനീളം മനസിലാകുന്നത്. ? മഞ്ചേശ്വരത്ത് എന്‍ഡിഎയുടെ പ്രധാന എതിരാളി ഇവിടെ എന്‍ഡിഎയുടെ എതിരാളി യുഡിഎഫ് ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഒരു തവണമാത്രം ഇവിടെ എല്‍ഡിഎഫ് ജയിച്ചത് ഒഴിച്ചാല്‍ ബാക്കി വര്‍ഷങ്ങളില്‍ ഈ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. നിലവിലെ വോട്ട് ശതമാനം പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത് എന്‍ഡിഎയും തൊട്ടുപിന്നില്‍ യുഡിഎഫുമാണ്. അതുകൊണ്ട് ഇവിടെ എന്‍ഡിഎ മത്സരിക്കുന്നത് യുഡിഎഫിനോടാണ്. ? മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രധാന പ്രചാരണായുധം മഞ്ചേശ്വരത്ത് ബിജെപിക്ക് നിരവധി പ്രചാരണായുധങ്ങളാണുള്ളത്. കേരളത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇത് ഞങ്ങളുടെ ആരോപണമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, റോഡ്, കൃഷി, തുടങ്ങി ഒരു മേഖലയിലും ഇവിടെ വികസനം നടന്നിട്ടില്ല. വികസനത്തിന് രാഷ്ട്രീയമില്ലെന്ന മുദ്രാവാക്യമാണ് നരേന്ദ്ര മോദി ഉന്നയിച്ചിട്ടുള്ളത്. മഞ്ചേശ്വരത്ത് കാലങ്ങളായി ജയിച്ചുവന്നവര്‍ ഒരു വികസനവും നടപ്പാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ഒരു ഒന്നരവര്‍ഷം സമയം തന്നാല്‍ വികസനം ഞങ്ങള്‍ നടപ്പാക്കി കാണിക്കും. ഇത് നടപ്പാക്കിയില്ലെങ്കില്‍ 2021-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് തീരുമാനം തിരുത്താനുള്ള സാഹചര്യം ലഭിക്കും. ? സ്ഥാനാര്‍ഥിത്വത്തിലെ ഭിന്നസ്വരങ്ങള്‍ പ്രചാരണത്തെ പ്രതികൂലത്തിലാക്കുമോ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം ഉണ്ടായിട്ടില്ല. സാധ്യത പട്ടികയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, പ്രാദേശിക നേതാവായ സതീഷ് ചന്ദ്ര ഭണ്ഡാരി, രവീശ തന്ത്രി കുണ്ടാര്‍ എന്നീ മൂന്നുപേരുകളാണ് ഉണ്ടായിരുന്നത്. ഈ പേരുകളില്‍ യാതൊരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല. പ്രതിഷേധം എന്നത് വെറും മാധ്യമ സൃഷ്ടിയാണ്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പരാജയം ഉറപ്പായപ്പോള്‍ ബിജെപിയുടെ ശക്തി കുറയ്ക്കുന്നതിനായി പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇത് വിലപ്പോയില്ല, മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഒറ്റക്കെട്ടായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ട്. ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍ ആശങ്കയുണ്ടോ കാസര്‍കോട് മാത്രമല്ല, കേരളത്തിലൂടനീളമുണ്ടായിരുന്ന വികാരം എന്തുവില കൊടുത്തും എല്‍ഡിഎഫിനെ പരാജയപ്പെടുത്തണമെന്നതായിരുന്നു. ഇതിന് ശബരിമല പ്രശ്‌നം ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ ജയിക്കില്ല എന്നുള്ളത് കൊണ്ട് ജനങ്ങള്‍ യുഡിഎഫിന് വോട്ടുനല്‍കുകയായിരുന്നു. അതേസമയം, മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞതവണ സുരേന്ദ്രന്‍ നേടിയ വോട്ടിനെക്കാള്‍ വോട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ഞങ്ങളുടെ വോട്ട് എവിടെയും പോയിട്ടില്ലെന്ന് മാത്രമല്ല, 600 വോട്ടുകള്‍ കൂടിയിട്ടുമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വികസനം കാത്തിരിക്കുന്ന ജനങ്ങളും വിശ്വാസി സമൂഹവും എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും മികച്ച വിജയം സമ്മാനിക്കുമെന്നും വിശ്വാസമുണ്ട്. ? ഭാഷ ന്യൂനപക്ഷ മേഖലകളില്‍നിന്ന് രണ്ട് സ്ഥാനാര്‍ഥികളുണ്ട്, ഇത് വോട്ട് ഭിന്നിപ്പിക്കുമോ ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം ഇടപെട്ടിട്ടുള്ള പാര്‍ട്ടിയേതാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഈ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമരമുഖത്തുണ്ടായിരുന്ന ഏക ഭരണകക്ഷി എന്‍ഡിഎയാണ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭാഷാന്യൂനപക്ഷ വിഭാഗകാരനായത് എന്‍ഡിഎയ്ക്ക് യാതൊരു വെല്ലുവിളിയും സൃഷ്ടിക്കില്ല. ഭാഷാന്യൂനപക്ഷത്തിലെ നിഷ്പക്ഷ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കും. ? തിരഞ്ഞെടുപ്പ് മേഖലയിലെ നേരിടുന്ന പ്രതികൂല സാഹചര്യം മണ്ഡലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഒന്നുമില്ല. ഉപതിരഞ്ഞെടുപ്പ്‌ ആയതിനാല്‍ തന്നെ മറ്റ് മണ്ഡലങ്ങളില്‍ നിന്നുപോലും എല്ലാ രാഷ്ട്രീയ കക്ഷികളിലേയും ആളുകള്‍ പ്രവര്‍ത്തന മേഖലയിലുണ്ട്. ഇത് എന്‍ഡിഎയ്ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ പ്രതികൂല സാഹചര്യങ്ങള്‍ ഒന്നും മണ്ഡലത്തിലില്ല. ? കേന്ദ്രത്തിലും കര്‍ണാടകയിലും ബിജെപി അധികാരത്തിലുള്ളത് എന്‍ഡിഎയ്ക്ക് ഗുണമാകുമോ 2014 മുതല്‍ 2019 വരെ നരേന്ദ്ര മോദി നടത്തിയ നല്ല ഭരണമാണ് എന്‍ഡിഎയ്ക്ക് ഭരണതുടര്‍ച്ച നല്‍കിയത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ലക്ഷ്യം നരേന്ദ്ര മോദിയെ തോല്‍പ്പിക്കുക എന്നതായിരുന്നു. എന്നാല്‍, ജനപിന്തുണ അദ്ദേഹത്തിനൊപ്പമായിരുന്നു. കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്താനും കാരണം മോദി ഭരണത്തിന്റെ മികവാണ്. ഇത് മഞ്ചേശ്വരത്തെ ജനങ്ങള്‍ കാണുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വരും. ? കേരളാ നിയമസഭയിലെ ബിജെപിയുടെ രണ്ടാം പ്രതിനിധിയാകുമോ കേരളത്തിന്റെ തെക്ക് നിന്ന് രാജഗോപാലും വടക്കുനിന്ന് ഞാനും എന്ന നിലയില്‍ രണ്ടാം പ്രതിനിധിയാകും. എന്നാല്‍, സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ നാലാമന്‍ ആയിരിക്കും. നിലവില്‍ രാജഗോപാല്‍ നിയമസഭയിലുണ്ട്. ഇനി വട്ടിയൂര്‍കാവില്‍ എസ്.സുരേഷും, കോന്നിയില്‍ സുരേന്ദ്രനും, മഞ്ചേശ്വരത്ത് ഞാനും ജയിക്കും, മറ്റ് രണ്ടുപേരും മുതിര്‍ന്ന നേതാക്കള്‍ ആയതിനാല്‍ ഞാന്‍ നാലാമനായിരിക്കും. കുടിവെള്ള പദ്ധതിക്കായിരിക്കും പ്രഥമിക പരിഗണന. മണ്ഡലത്തില്‍ വലിയ ടാങ്കുകളും പൈപ്പുകളുമുണ്ട്. അതില്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ ഇവിടെ കുടിവെള്ള ക്ഷാമം വരില്ലായിരുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന പണം വാങ്ങി ടാങ്കുകളും പൈപ്പ് ലൈനുകളും നിര്‍മിക്കുന്നതൊഴിച്ചാല്‍ ശാസ്ത്രീയമായ ഒരു പഠനവും മുന്‍ എംഎല്‍എമാര്‍ നടത്തിയിട്ടില്ല. അതുകൊണ്ട് കുടിവെള്ളത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. റോഡ്, കൃഷി, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും മഞ്ചേശ്വരത്ത് പ്രശ്‌നങ്ങളെ ഉള്ളൂ. കേരളത്തിലാണെങ്കില്‍ കൂടി മഞ്ചേശ്വരവും കേരളത്തിലെ മറ്റ് സ്ഥലങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. കര്‍ണാടകയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമായതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ പലതും സഹിച്ചാണ് ജീവിക്കുന്നത്. ഈ അവസ്ഥ ചന്ദ്രഗിരി പുഴയ്ക്ക് അപ്പുറമാണെങ്കില്‍ എംഎല്‍എമാര്‍ക്ക് പല പ്രശ്‌നങ്ങള്‍ നേരിടുമായിരുന്നു. ? മുന്‍ അധികാരികള്‍ വരുത്തിയ വീഴ്ചകള്‍ പല വര്‍ഷങ്ങളായി ഇവിടെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചു. ഇവിടെ എന്ത് വികസനം ഉണ്ടായെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍, ഞങ്ങള്‍ എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും. ഇനി വരാനിരിക്കുന്ന ഒന്നര വര്‍ഷത്തെ വികസനം വിലയിരുത്തി 2021-ല്‍ എന്‍ഡിഎയുടെ എംഎല്‍എ വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കും. രാഷ്ട്രീയം മറികടന്ന് വികസനം മതിയെന്ന് പറഞ്ഞ് വലിയ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ എന്‍ഡിഎയെ വീണ്ടും ജയിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ? ഭൂരിപക്ഷം സംബന്ധിച്ച് പാര്‍ട്ടി കണക്കുകള്‍ ഇത് സംബന്ധിച്ച ഒരു ചര്‍ച്ചകളും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. കഴിഞ്ഞ തവണ വെറും 89 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ ഭേദപ്പെട്ട ഭൂരിപക്ഷം നേടി വിജയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. തുടക്കം പിരിമുറുക്കത്തിൽ, ഒടുവിൽ ചിരിയുടെ പ്രളയം മഞ്ചേശ്വരത്ത് പതിവ് തെറ്റിയില്ല, യുഡിഎഫിന് തിളക്കമുള്ള വിജയം സമ്മാനിച്ച് തുളുനാടിന്റെ മനസ്സ് വിധിനിമിഷങ്ങൾ; ഏജന്റുമാരുടെ പാസ് നൽകിയത് ബൂത്തിൽ മഞ്ചേശ്വരത്ത് പതിവ് തെറ്റിയില്ല, യുഡിഎഫിന് തിളക്കമുള്ള വിജയം സമ്മാനിച്ച് തുളുനാടിന്റെ മനസ്സ് വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിന്- എക്സിറ്റ്‌പോള്‍ കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം കള്ളവോട്ടിന് ശ്രമം, മഞ്ചേശ്വരത്ത് യുവതി കസ്റ്റഡിയില്‍ ആയിരം ഇതളുള്ള താമര വിരിയിക്കാൻ കുമ്മനം WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. ആന്ധ്രാപ്രദേശിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 59 ആയി. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്. കിഴക്കന്‍ ജില്ലകള്‍ ഒറ്റപ്പെട്ടു. പാലങ്ങള്‍ തകര്‍ന്നതാണ് കാരണം. നിലവില്‍ മഴ കുറഞ്ഞിട്ടുണ്ട്. മഴ ഇനിയും കനക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ ന്യൂനമര്‍ദം ഉടന്‍; അറബിക്കടലില്‍ ചക്രവാതചുഴി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട് കൊച്ചി ധനുഷ്‌കോടി പാതയില്‍ മണ്ണിടിച്ചില്‍, ഗതാഗതം തടസപ്പെട്ടു കനത്ത മഴ: ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും തുറന്നു ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും; അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ മഴ ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷി. നിലവിൽ ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷികളിലൊന്ന് അച്ചടക്കമുള്ള ഇടത് ശക്തി" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.[2 അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്നു. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (SAP) അധികാരത്തിലെത്തുകയും ലൂയിസ് ബോധ പ്രധാനമന്ത്രിയാവുകയും ചെയ്തു.[3]. പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും "ബ്ലൂം ഹൊൻടെൻ" എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ (Pixely ka Isaka Seme) നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് (SANNC) രൂപീകരിച്ചു.[4] 1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു. 1976 ജൂൺ 16-ന് സൊവെറ്റോ വിദ്യാർത്ഥി കൗൺസിൽ കലാപം തുടങ്ങി. കറുത്തവരുടെ ന്യൂനപക്ഷ ഭാഷകളെ വിദ്യാലയങ്ങളിൽ അംഗീകരിക്കാത്തതായിരുന്നു കലാപത്തിന്റെ പ്രധാനകാരണം. കലാപസമയത്ത് "സ്റ്റീവ് ബിക്കോ" എന്ന നേതാവിനെ ജയിലിലടക്കുകയും ജയിലിൽ വച്ച് ബിക്കോ മരിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക ആകെ ഇളകിമറിഞ്ഞു. ബോത സർക്കാരിനെ ലോകം മുഴുവൻ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുള്ള ധനസഹായം പല രാജ്യങ്ങളും റദ്ധാക്കി. 1989-ൽ ബോതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നു. എഫ്.ഡബ്ലിയു. ഡിക്ലർക്ക് പുതിയ പ്രധാനമന്ത്രിയായി. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:06, 24 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. Maoist Leader arrest| തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്റ്റിനെ പൊലീസ് കാണുന്നത്. മനീഷ്, ബുധ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം. റാഞ്ചി: തലക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് Maoist leader) അറസ്റ്റില്‍. പ്രശാന്ത് ബോസ് (Prashant Bose) എന്ന കിഷന്‍ ദാ(Kishan Da) ആണ് അറസ്റ്റിലായത്. ഝാര്‍ഖണ്ഡില്‍ നിന്നാണ് കിഷന്‍ ദാ, ഭാര്യ ഷീല മറാണ്ടി (Sheela Marandi) എന്നിവരെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇന്റലിജന്റ്‌സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ ഇരുവരും പിടിയിലായതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇവരെ ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുവരും. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന നേട്ടമായിട്ടാണ് കിഷന്‍ ദായുടെ അറസ്റ്റിനെ പൊലീസ് കാണുന്നത്. മനീഷ്, ബുധ എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന ഒഡിഷ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നൂറോളം ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ കിഷന്‍ദാ ആണെന്നാണ് പൊലീസ് നിഗമനം. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ എന്നിവിടങ്ങളിലെ സജീവ അംഗമാണ് കിഷന്‍ ദാ. സിപിഐ(മാവോയിസ്റ്റ്) ഈസ്‌റ്റേണ്‍ റീജിയണല്‍ ബ്യൂറോയുടെ സെക്രട്ടറിയും കിഷന്‍ ദായാണ്. കേന്ദ്രകമ്മിറ്റിയിലെഏക വനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഷീല മറാണ്ടി. കിഷന്‍ ദായുടെ തലക്ക് 2018ലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചത്. ബംഗാള്‍ സ്വദേശിയായ കിഷന്‍ ദായുടെ തലക്ക് മറ്റ് സംസ്ഥാനങ്ങളും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. Non-veg food ആളുകൾ ഇഷ്ടമുള്ളത് കഴിക്കുന്നത് നിങ്ങൾക്കെങ്ങനെ തടയാനാകും? ചോദ്യവുമായി ഗുജറാത്ത് ഹൈക്കോടതി Farmers Protest: സമ്മർദ്ദങ്ങളെ അതിജീവിച്ച സമരയാത്ര, കരുത്തായത് സംഘടനകൾക്കിടയിലെ ഐക്യം Bipin Rawat Death: മുൻ പാക് സൈനികന്റെ ഹൃദയത്തിൽ തൊടുന്ന അനുശോചനം; വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Helicopter Crash വരുണ്‍ സിംഗിനെ വിദഗ്ധചികിത്സക്ക് ബംഗ്ലൂരുവിലേക്ക് മാറ്റി, നില ഗുരുതരം; പ്രാർത്ഥനയിൽ രാജ്യം Bipin Rawat: ബിപിൻ റാവത്തിനും സൈനികർക്കും കണ്ണീർ പൂക്കളേകി കൂനൂർ Union Coop നറുക്കെടുപ്പിലെ 102 വിജയികളെ യൂണിയന്‍ കോപ് പ്രഖ്യാപിച്ചു Non-veg food ആളുകൾ ഇഷ്ടമുള്ളത് കഴിക്കുന്നത് നിങ്ങൾക്കെങ്ങനെ തടയാനാകും? ചോദ്യവുമായി ഗുജറാത്ത് ഹൈക്കോടതി കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി ബുക്ക് ലെറ്റുകൾ അച്ചടിക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. നവംബർ 30 ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ ഫോറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചു വരെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2562558. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ബദാം തൊലി കളയുന്നത് കൊഴുപ്പു കുറയ്ക്കാനോ? ബദാം തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍, കൊഴുപ്പ് കളയാന്‍ സഹായിക്കുമോ, അറിയൂ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നട്‌സ്. നട്‌സ് എന്നാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത എന്നിങ്ങനെ പോകുന്നു. ഇതില്‍ തന്നെ നാം പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് കരുതുന്ന ഒന്നാണ് ബദാം. ഇവ ആരോഗ്യകരമായ കൊഴുപ്പിന്റെ, പ്രോട്ടീനുകളുടെ ഉറവിടമാണ്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബദാം പൊതുവേ കുതിര്‍ത്തു കഴിയ്ക്കാം എന്നാണ് പറയുക. ചിലര്‍ ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിയ്ക്കും. ഇതോടെ കൊഴുപ്പ് പോകും കൊളസ്‌ട്രോള്‍ പോകും എന്നുള്ള ചിന്താഗതികളുമുണ്ട്. ഇതിന്റെ തൊലിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നതു പോലുളള ചിന്തകളാണ് പലരും ഇതിന്റെ തൊലി കളഞ്ഞു കഴിയ്ക്കാന്‍ കാരണമാകുന്നത്. എന്നാല്‍ വാസ്തവത്തില്‍ ബദാമിന്റെ തൊലി കളയുന്നതും കൊളസ്‌ട്രോളും തമ്മില്‍ ബന്ധമുണ്ടോയെന്നതാണ്.വാസ്തവത്തില്‍ ബദാം കുതിര്‍ത്തി തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന ഒന്നാണോ. അതിനാണോ ബദാം ഇതേ രീതിയില്‍ കുതിര്‍ത്ത് കഴിയ്ക്കുന്നത്. തൊലിയില്‍ വാസ്തവത്തില്‍ ഗുണങ്ങള്‍ ഏറെയുമുണ്ട്. എന്നാല്‍ ഇതിനു തൊലിയുള്ളതിനാല്‍ തന്നെ ഇത് കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതിന് കാരണം വേറെയാണ്. ഇതില്‍ ഫൈറ്റിക് ആസിഡ് എന്ന ഘടകമുണ്ട്. ഫൈററിക് ആസിഡ് ശരീരം മറ്റു പോഷകങ്ങളെ വലിച്ചെടുക്കുന്നതു തടയും. രാത്രി വെള്ളത്തിലിച്ചു വച്ചാല്‍ ബദാമില്‍ ജെര്‍മിനേഷന്‍ അഥവാ മുളയ്ക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ഫൈറ്റിക് ആസിഡ് നിര്‍വീര്യമാകുന്നു.തൊലി കളയാന്‍ പറയുന്നത് ഇതിലെ ഫൈററികാസിഡ് കാരണമാണ്. ഇത് കുതിര്‍ത്താന്‍ ഈ ദോഷവും ഇല്ലാതാകുന്നു. ഇത് കുതിര്‍ത്തി തൊലി കളയാതെ തന്നെ കഴിയ്ക്കാം. ബദാമിന്റെ തൊലി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനൊന്നും പോകുന്നില്ലെന്നതാണ് വാസ്തവം. കുതിര്‍ത്താല്‍ തൊലി കളയേണ്ടതില്ല. കാരണം ഇതില്‍ കൊളസ്‌ട്രോളോ കൊഴുപ്പോ ഇല്ല. നല്ല കൊഴുപ്പാണ് ഇതിലുള്ളത്. ബദാം കഴിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധയ്ക്ക് സഹായിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നില്ല. ഇതിനാല്‍ തന്നെ കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയേണ്ട ആവശ്യവുമില്ല. കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയരുത്. കാരണം ഇതിന്റെ തൊലിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റും വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. തൊലി കളഞ്ഞാല്‍ ഇതു നഷ്ടപ്പെടും. കുതിര്‍ത്താല്‍ തൊലി കളയേണ്ടതില്ല. തൊലിയോടെ കഴിച്ചതു കൊണ്ട് ബദാം കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ പോകുന്നുമില്ല. വാസ്തവത്തില്‍ കൊളസ്‌ട്രോളിനെ ചെറുത്തു നിര്‍ത്തുന്ന ഘടകമാണ് ഇത്. ഇതിലെ ഫാറ്റ് അഥവാ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. അതായത് അണ്‍സാച്വറേറ്റഡ് ഫാറ്റാണ്. ഈ ഫാറ്റ് നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന തരമാണ്. ഇതു പോലെ ബദാം തൊലിയില്‍ കൊഴുപ്പുണ്ടെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഇതിനാല്‍ തന്നെ തൊലി നീക്കി കഴിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ ബദാമിലുള്ളത് ആരോഗ്യകരമായ കൊഴുപ്പാണ്. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുന്ന തരവുമില്ല. ഇതിനാല്‍ തന്നെ കൊഴുപ്പു കളയണം എന്നു ഉദ്ദേശത്തോടെ തൊലി കളയേണ്ട ആവശ്യവുമില്ല. ഇതു കളയുമ്പോള്‍ പ്രത്യേകിച്ച് ഗുണമില്ലെന്നത് മാത്രമല്ല, തൊലിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുക കൂടിയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ബദാം കുതിര്‍ത്താല്‍ തൊലി കളയേണ്ട ആവശ്യവുമില്ല. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോപല്ലുകൾ ഭംഗിയോടെ സൂക്ഷിക്കാൻ ഓയിൽ പുള്ളിംഗ് ശരീരം ബദാം കൊഴുപ്പ് കൊളസ്‌ട്രോള്‍ ആല്‍മണ്ടസ് ആരോഗ്യം peel health tips badam almonds ടെക് വാർത്തകൾ മോട്ടോ G31 എത്തി! ഇനി ഊഴം മോട്ടോ G51 5ജിയുടേത്, ടീസറുമായി മോട്ടോറോള ഇന്ത്യ Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ ആരോഗ്യം ചര്‍മ സൗന്ദര്യം ഇരട്ടിപ്പിയ്ക്കും നാലിനക്കൂട്ട് ജ്യൂസ് ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം ട്രെൻഡിങ് അമ്മയെ ഒന്ന് ഇംപ്രെസ്സ് ചെയ്യാൻ നോക്കിയതാ! പണി നൈസായിട്ട് പാളി ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന ആരോഗ്യം ആര്‍ത്തവം ആണുങ്ങളില്‍ നിന്നും ഒളിച്ചു വയ്ക്കണോ? ബൈക്ക് കെടിഎം 250 അഡ്വഞ്ചറിന് എതിരാളി! ബെനെല്ലി TRK 251 ലോഞ്ച് ഈ മാസം 6ന് ടെക് വാർത്തകൾ പ്രീപെയ്ഡ് പ്ലാനുകൾക്ക് 20% ജിയോമാർട്ട് ക്യാഷ്ബാക്കുമായി റിലയൻസ് ജിയോ ബാങ്ക് ജോലി NHB Recruitment 2021 നാഷണൽ ഹൗസിംഗ് ബാങ്കിലെ മാനേജർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം കോഴിക്കോട് 'പര്‍ദ്ദപ്പേടിയില്‍' കൊടുവളളിയിലെ ജ്വല്ലറി ഉടമകള്‍, വീഡിയോ ഓഹരി ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഒറ്റ വര്‍ഷം കൊണ്ട് 66 ലക്ഷം രൂപ! ലോകവാര്‍ത്തകള്‍ ജീവനുംകൊണ്ട് ഓടുന്ന നാട്ടുകാർ; പിന്നിൽ പുകയുന്ന അഗ്നിപർവ്വതം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ Harisree Ashokan's son-in-law sanoop interview: ശ്രീക്കുട്ടി വന്ന ആ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വന്നു തുടങ്ങുന്നത്; നിമിത്തമായത് അച്ഛനും അമ്മയും; ശ്രീക്കുട്ടിയെ കാണും മുൻപേ പരിചയപെട്ടത് അച്ഛനെയാണ്! വിശേഷങ്ങളുമായി സനൂപ് Samayam Malayalam ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ശ്രീക്കുട്ടി വന്ന ആ ദിവസമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം വന്നു തുടങ്ങുന്നത്; നിമിത്തമായത് അച്ഛനും അമ്മയും; ശ്രീക്കുട്ടിയെ കാണും മുൻപേ പരിചയപെട്ടത് അച്ഛനെയാണ്! വിശേഷങ്ങളുമായി സനൂപ്! ജീവിതത്തിൽ എട്ട് എന്ന സംഖ്യ ഭാഗ്യം കൊണ്ടുവരുന്നു എന്ന് വിശ്വസിക്കുന്നുണ്ട്. ജീവിതത്തിലെ നിർണ്ണായകമായ പല കാര്യങ്ങളും സംഭവിച്ചത് എട്ട് എന്ന സംഖ്യയിൽ; എല്ലാത്തിനും മീതെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ശ്രീക്കുട്ടി; ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു; ഇപ്പോഴും അതെ; വിശേഷങ്ങളുമായി സനൂപ്! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തമാക്കിയ സനൂപ് സുനിലിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോഴും സോഷ്യല്‍ മീഡിയ. നടന്‍ ഹരിശ്രീ അശോകന്റെ മകളായ ശ്രീക്കുട്ടിയുടെ ഭര്‍ത്താവ് സനൂപ് സുനിലാണ് ആ ഭാഗ്യവാന്‍. ഭാര്യയുടെ മൊബൈല്‍ നമ്പറായിരുന്നു സനൂപിനെ തേടി ഭാഗ്യം എത്താൻ നിമിത്തമായത്. ALSO READ: ഉറ്റസുഹൃത്തുക്കളായവര്‍ എന്തൊക്കെ കാണിച്ചാലും സാന്ദ്ര സഹിക്കും; എന്നാൽ വേറെ ആരെങ്കിലുമാണെങ്കിൽ കാര്യം മാറും! ആള് ഏറെ സ്ട്രോങ്ങാണ് ചേച്ചിയെ കുറിച്ച് അനുജത്തിയുടെ വാക്കുകൾ! പ്രതികരണത്തിനിടയിലായിരുന്നു സനൂപ് സന്തോഷം പങ്കുവെച്ചത്. ശ്രീക്കുട്ടിയുടെ വിശ്വാസം പോലെ തന്നെയായിരുന്നു സംഭവിച്ചത്. കഴിഞ്ഞ 7 വര്‍ഷമായി ദോഹയില്‍ ജോലി ചെയ്തിരുന്ന സനൂപ് കഴിഞ്ഞ വര്‍ഷം ജോലി നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വീണ്ടും തിരിച്ച് പോവുകയായിരുന്നു. ഇപ്പോൾ തനറെ ജീവിതത്തിലെ വലിയ ഭാഗ്യത്തെകുറിച്ചും, ശ്രീകുട്ടിയുമായുള്ള വിവാഹത്തെകുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ സനൂപ്. വിശേഷങ്ങളിലേക്ക്! ALSO READ: മെഹന്ദിയും ഹൽദി ചടങ്ങുകളും; ജീവിതത്തിലേക്ക് പുതിയ വർണ്ണം; സത്യ പുതിയ ജീവിതത്തിലേക്കോ; മുൻപേ സംശയം തോന്നിയെന്ന് ആരാധകർ! ഭാഗ്യം വരും എന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ! ഇത്രയും വലിയൊരു ഭാഗ്യം വരുമോ എന്നതിൽ ഒരു പ്രതീക്ഷയും ഇല്ലല്ലോ. ഒരാളും ആ പ്രതീക്ഷയിൽ അല്ലല്ലോ ജീവിക്കുന്നത്. ഭാഗ്യം അടിച്ചാൽ അതൊരു ഭാഗ്യം എന്ന് പറയാം. ഭാഗ്യം വരും വരും എന്നൊരിക്കലും ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ വലിയ ഭാഗ്യം വരാൻ കാരണം എന്റെ അച്ഛനും അമ്മയും ആണെന്നെ ഞാൻ പറയുകയൊള്ളു. അവർ നിമിത്തം ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായ ഭാര്യ ശ്രീകുട്ടിയും കുടുംബവും എത്തുന്നത് തന്നെ. എന്റെ ജീവിതത്തിൽ ഭാഗ്യം വന്നു തുടങ്ങുന്നത് 2015 ഏപ്രിൽ 26 നാണ്. അന്നായിരുന്നു ശ്രീകുട്ടിയുടെയും എന്റെയും കല്യാണം നടക്കുന്നത്. അതിനു മുൻപ് കുറച്ചുനാൾ ഞങ്ങൾ നല്ല കൂട്ടുകാർ ആയിരുന്നു. പിന്നെ പയ്യെ പയ്യെ ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ടു വീട്ടുകാർക്കും പരസ്പരം നല്ലതു പോലെ അറിയാവുന്നതുകൊണ്ട് തന്നെ വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. അപ്പോൾ എന്റെ ഭാഗ്യം എന്റെ ജീവിതത്തിലേക്ക് കയറിയത് ശ്രീക്കുട്ടി എന്ന വ്യക്തിയെ വിവാഹം ചെയ്തപ്പോൾ മുതലാണ്. അതിൽ പുറമെ ഞാൻ വിശ്വസിക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ് എല്ലാത്തിനും നിമിത്തം എന്നാണ്. ലുലുവിൽ നിന്നും ഞാൻ ജോലി നിർത്തിപ്പോയ മനുഷ്യൻ ആണ്. രാജിക്കത്ത് കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ഞാൻ നൽകി ഇറങ്ങിയതാണ്. എന്നാൽ ഇവിടുത്തെ ടോപ് മാനേജ്‌മെന്റിലെ പ്രിയപ്പെട്ടവർ ഷൈജൻ സാർ, ഷാനവാസ് സാർ, ഷിയാസ് സാർ, ബഷീർ ഭായ്, മനീഷ്, എന്റെ കസിൻ, അച്ഛന്റെ ഒരു സുഹൃത്ത് ബേബി അങ്കിൾ ഇവരാണ് എന്നെ ഇവിടെ പിടിച്ചു നിർത്തിയത്. ഇവർ എല്ലാവരും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്ത വ്യക്തിത്വങ്ങൾ ആണ്. ഒരുപാടുപേരുണ്ട അതേപോലെ ജീവിതത്തിൽ മറക്കാൻ ആകാത്ത വ്യക്തികൾ. എട്ട് എന്നത് എന്റെ ഭാഗ്യ നമ്പർ! എല്ലാവരും പറയും നമുക്ക് എട്ടിന്റെ പണി കിട്ടും എന്ന്. പക്ഷെ ഞാനതിൽ വിശ്വസിക്കുന്നില്ല. അതിപ്പോൾ ലോട്ടറി അടിച്ചതുകൊണ്ടല്ല കേട്ടോ! എനിക്ക് എട്ട് എന്നത് ഭാഗ്യമായി തോന്നുന്നുണ്ട്. ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഈ എട്ട് എന്നത് ഒരു സംഭവം തന്നെയാണ്. ഞാൻ ലുലുവിൽ ജോയിൻ ചെയ്യുന്നത് 08/ 2/ 14 ൽ ആണ്. ഞാൻ ആദ്യം സ്റ്റോർ കീപ്പർ ആയിരുന്നു. പിന്നീട് ബയർ ആയി പ്രമോഷനായി. ഇപ്പോൾ ലോട്ടറി അടിച്ചതും 3/ 08/ 2021 ൽ ആണ്. അതിലും എട്ടുണ്ട്. പിന്നെ ഞങ്ങളുടെ ഫോൺ നമ്പറുകളിലും എട്ടുണ്ട്. സിനിമ പിടിക്കാൻ അങ്ങനെ ഒരു കാര്യങ്ങളും ഞാൻ ചിന്തിച്ചിട്ടില്ല. ഞങ്ങൾ ലുലുവിൽ ഉള്ള 20 ആളുകളുടെ ഒരുപാട് ബാധ്യത കൊണ്ടാണ് ഞങ്ങൾ ഇവിടെ ജോലി നോക്കുന്നത്. എന്റെ കൂടെയുള്ളവർ കുടുംബം രക്ഷപെടുത്താൻ ആണല്ലോ കഷ്ടപ്പെടുന്നത്. അതിനാണല്ലോ നാടുവിട്ടിട്ട് അന്യ നാട്ടിൽ നിൽക്കുന്നത്. അപ്പോൾ അവർക്ക് അവരുടേതായ ഒരുപാട് കഷ്ടതകൾ ഉണ്ടാകും. ഈ പറയുന്ന എനിക്കും ഉണ്ട് അതെല്ലാം. ഫേസ്ബുക്കിൽ ആരൊക്കെയോ പറയുന്നു, ഉള്ളവന് ആണല്ലോ ദൈവം കൊടുക്കുന്നത് എന്ന്. അത് അവർക്ക് ഒന്നും അറിയാത്തത് കൊണ്ടാണ്. എന്റെ പ്രശ്നം എന്താണെന്ന് നാട്ടുകാർക്ക് അറിയില്ല. അതൊക്കെ മനസ്സിൽ അൽപ്പം വേദന കൊള്ളുന്നുണ്ട്. ആദ്യമൊക്കെ ലോട്ടറി അടിച്ചപ്പോൾ നല്ല സന്തോഷം ആയിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ മനസ്സിൽ ചില തോന്നലുകൾ വന്നു തുടങ്ങി. എന്നാൽ ഭാര്യയും സുഹൃത്തുക്കളും, എന്നെ അതിൽ നിന്നും വിമുക്തൻ ആക്കുന്നുണ്ട്. പിന്നെ ജോലിക്ക് കയറിയാൽ പിന്നെ അതൊന്നും ഞാൻ ഓർക്കില്ല. അത്രയും അദ്ധ്വാനിച്ചാൽ മാത്രമേ ഞങ്ങളുടെ ജോലി പിടിച്ചു നിർത്താൻ സാധിക്കൂ. ലോട്ടറി അടിച്ചു എന്ന വലിയ വാർത്ത അറിയുന്നത്, ഒരു തമാശരൂപത്തിലാണ്. ഞാനും എന്റെ സുഹൃത്തും കൂടി വീട്ടിലേക്ക് പോവുകയാണ്. അപ്പോഴാണ് ഈ സംഭവം ഞാൻ അറിയുന്നത്. സത്യം പറഞ്ഞാൽ ലോട്ടറി എടുത്ത കാര്യമൊക്കെ ഞാൻ മറന്നിരുന്നു. അപ്പോഴാണ് നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ വിളിച്ചിട്ട് ലോട്ടറിയുടെ കാര്യം ഒന്ന് നോക്കണേ എന്ന് പറയുന്നത്. അങ്ങനെ ഞങ്ങൾ വണ്ടിയിൽ ഇരുന്നു നോക്കി, എന്നാൽ രണ്ടാം സ്ഥാനം കേട്ടപ്പോൾ ഒരു കോൾ വന്നത് കൊണ്ട് ഒന്നാം സ്ഥാനം അതായിരിക്കും എന്ന് കരുതി ഞങ്ങൾ അത് വിട്ടു. അങ്ങനെ വീട്ടിൽ വന്നു ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് എന്റെ പേര് ഉണ്ടെന്നു ആളുകൾ പറഞ്ഞത്.എന്നാൽ അപ്പോഴൊന്നും വിശ്വസിക്കാൻ ആയില്ല. പിന്നെ എച്ച് ആർ മാനേജർ വിളിച്ചപ്പോൾ ആണ് വിശ്വസിക്കാൻ ആകുന്നത്. ആ സന്തോഷവാർത്ത അറിഞ്ഞപ്പോൾ എനിക്ക് നേരിട്ട് അച്ഛനെ വിളിച്ചറിയിക്കാൻ കഴിഞ്ഞില്ല (അശോകൻ ശ്രീകുട്ടിയാണ് വിവരം അച്ഛനെയും എന്റെ വീട്ടിലും അറിയിച്ചത്. അതുകൊണ്ടുതന്നെ ആ സന്തോഷം നേരിട്ട് അറിയാനുള്ള ഭാഗ്യം ലഭിച്ചതും അവൾക്കായിരുന്നു. ഞാൻ മറ്റു ചില കോളുകളുടെ തിരക്കിൽ ആയത്കൊണ്ടാണ് ആ നിമിഷം നഷ്ടമായത്. എന്തായാലൂം അവർക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ട്. ഈ ഒരു ലോട്ടറി അടിച്ചതിന്റെ പേരിൽ ഉടനെ ഞാൻ നാട്ടിലേക്ക് പോകില്ല. ഒരിക്കൽ ഞാൻ നിർത്തി പോയ ആളാണ്. മാനേജ്‌മെന്റിന്റെ കാരുണ്യം കൊണ്ടാണ് ഞാൻ തിരിച്ചെത്തിയത്. ഒരിക്കലും ഞാൻ ഇതിന്റെ പേരിൽ അഹങ്കരിക്കില്ല. ഇപ്പോഴത്തെ കാലത്ത് ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു സമയത്ത് എന്നെ തിരിച്ചുകൊണ്ടുവന്നവർ ആണ് അവരെല്ലാം. അതുകൊണ്ടുതന്നെ ഞാൻ ഉടനെ എങ്ങും ലുലുവിട്ടിട്ട് എങ്ങോട്ടേക്കും പോകില്ല. പിന്നെ വരാൻ ഇരിക്കുന്ന കാര്യം നമുക്ക് അറിയില്ലല്ലോ അത് അപ്പോൾ നോക്കാം. അച്ഛനും അമ്മയും അനുജനും ചേർന്നതാണ് എന്റെ കുടുംബം. പൊന്നുരുന്നി സ്വദേശിയാണ്. അച്ഛൻ സുനിൽ, അമ്മ സ്നേഹ ലത, അനുജൻ സച്ചിൻ. അച്ഛൻ എൽഐസി ഏജന്റാണ് ഇപ്പോഴും അദ്ദേഹം ജോലിക്ക് പോകുന്നുണ്ട്. പിന്നെ ശ്രീകുട്ടിയും ചെറിയൊരു സ്ഥാപനം നടത്തുന്നുണ്ട് നാട്ടിൽ. ഇവിടെയാണ് ശ്രീക്കുട്ടി എങ്കിലും, അവിടെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നുണ്ട്. പിന്നെ ഈ ചെറിയ കുടുംബത്തിന് ഒപ്പമാണ് ശ്രീക്കുട്ടിയുടെ കുടുംബവും. ഇപ്പോൾ വലിയൊരു കുടുംബാണ് എന്റേത്. ശ്രീകുട്ടിക്ക് മുൻപേ ആദ്യമായി പരിചയപ്പെടുന്നത് അശോകൻ അച്ഛനെയാണ്. അന്ന് ഞാൻ സ്കിറ്റൊക്കെ അവതരിപ്പിക്കുമായിരുന്നു. അധികവും പെൺവേഷങ്ങൾ ആണ് ഞാൻ ചെയ്തിരുന്നത്. അങ്ങനെ ഞങ്ങൾ അടുത്തറിഞ്ഞു. കൂടുതൽ കമ്പനിയായി. നല്ല സുഹൃത്തുക്കൾ ആയി. എപ്പോ വേണമെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റുന്ന ഒരു ബന്ധം ആയിരുന്നു. സ്വന്തം മകനെപോലെയാണ് അദ്ദേഹം എന്നെ സ്നേഹിച്ചതും. അദ്ദേഹം മാത്രമല്ല ആ വീട്ടിലെ എല്ലാവരും നല്ല സ്നേഹമാണ് നൽകിയത്. ഒരു ഡാൻസ് പരിപാടിക്കിടെയിൽ വച്ചിട്ടാണ് ശ്രീകുട്ടിയെ ആദ്യമായി കാണുന്നത്. അന്ന് ചേട്ടൻ കല്യാണം കഴിഞ്ഞതാണോ എന്ന് ശ്രീകുട്ടിയുടെ ചോദ്യമാണ് ഇപ്പോഴും ഓർമ്മ വരുന്നത്. അങ്ങനെ ഞങ്ങൾ നല്ല കൂട്ടുകാരായി. പിന്നെ ഒരു സുപ്രഭാതത്തിൽ ഞങ്ങൾ തമ്മിൽ പ്രണയമായി മാറി. ഞങ്ങൾ പക്ഷേ അത് വീട്ടിൽ പറഞ്ഞില്ല. കാരണം വീട്ടുകാർ തമ്മിൽ അത്രയും വലിയ ബന്ധം ആയിരുന്നു. എന്നാൽ പിന്നെ ഒരു സമയത്ത് ശ്രീക്കുട്ടിയുടെ അമ്മയാണ് എന്നോട് വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കുന്നതും ഇരു വീട്ടുകാരും കൂടി വിവാഹം തീരുമാനിക്കുന്നതും. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോജൂബ്ബയിട്ട് കുറിതൊട്ട് ലാൽ ഒപ്പം മീനയും ബ്രോ ഡാഡി'യിൽ 'സൂരറൈ പോട്ര്' താരവും! ലൊക്കേഷൻ ചിത്രങ്ങൾ കോഴിക്കോട് കാരശ്ശേരി ഇരുവഴഞ്ഞിപുഴ കക്കാട് കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ Live ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ബൂസ്റ്റർ ഡോസ് ആവശ്യമോ? ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം ബിസിനസ് ന്യൂസ് അച്ഛൻെറ കയ്യിൽ നിന്ന് കടം വാങ്ങിയ തുക; സഹോദരിമാര്‍ കെട്ടിപ്പൊക്കിയത് 121 കോടിരൂപയുടെ ബിസിനസ് പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ സൂര്യയെ കണ്ടെത്തി കോട്ടയം സമ്പന്നരുടെയും വൻകിടക്കാരുടെയും മന്ത്രിയായി മാറി, പാലാ ബിഷപ്പിനെ കണ്ടത് തെറ്റ്; വാസവനെതിരെ കടുത്ത വിമർശനം കണ്ണൂര്‍ കേരളത്തിലെ വഖഫ് ബോർഡ് നിയമനം പിണറായി വിജയൻ മോദി കരാർ: എൻഎ നെല്ലിക്കുന്ന് എംഎൽഎ കേരളം സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 58,817 സാമ്പിളുകൾ ടെക് വാർത്തകൾ മോട്ടോ G31 എത്തി! ഇനി ഊഴം മോട്ടോ G51 5ജിയുടേത്, ടീസറുമായി മോട്ടോറോള ഇന്ത്യ ട്രെൻഡിങ് അമ്മയെ ഒന്ന് ഇംപ്രെസ്സ് ചെയ്യാൻ നോക്കിയതാ! പണി നൈസായിട്ട് പാളി ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന വിദേശ സഹായം: കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ – Media Mangalam വിദേശ സഹായം: കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ ന്യു ഡൽഹി: രാജ്യത്താകെ കോവിഡ് തീവ്രവ്യപനം നടക്കുമ്പോൾ വിദേശത്തു നിന്ന് ലഭിച്ച ഫണ്ടുകളുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് നേരെ ചോദ്യ ശരങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി. എന്താല്ലാം വിദേശ സഹായമാണ് നമ്മുക്ക് ലഭിച്ചത് അതെല്ലാം എവിടെ ആരാണ് ഇതിന്‍റെയൊക്കെ ഗുണഭോക്താവ് എങ്ങനെയാണ് ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുക എന്താണ് ഇതിലൊന്നും സുതാര്യതയില്ലാത്തത്? – കേന്ദ്രസര്‍ക്കാറിന് ഇതിനെല്ലാം എന്തെങ്കിലും ഉത്തരമുണ്ടോ? – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായങ്ങള്‍ പ്രഖ്യാപിച്ചത്. ലോകത്തെമ്പാടുമുള്ള സെലിബ്രിറ്റികളും രാജ്യത്തിന് സഹായഹസ്തവുമായി എത്തിയിരുന്നു. എന്നാൽ ഇവയുടെ ഒന്നും വിശദവിവരണങ്ങൾ പിന്നീട് അറിയാനില്ലെന്നാണ് ആരോപണം. ലഖ്‌നൗവിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം ഒരു വർഷത്തിനുള്ളിൽ പതിനേഴുകാരിയെ അമ്മയും സഹോദരനും ചേർന്ന് വിവാഹം കഴിപ്പിച്ചത് മൂന്ന് തവണ; നാലാം തവണയും വിവാഹത്തിന് ശ്രമിച്ചതോടെ പോലീസിലറിയിച്ച് മകൾ; 12 പേർക്കെതിരെ കേസ് ‘പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രി; കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണ്’; മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ‘ഏഴ് വർഷം കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് കൈവരിക്കും’; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ തൃശൂർ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; കൊടികെട്ടുന്നതിനിടെ എസ്എഫ്ഐക്കാർ അക്രമിച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍; എട്ട് പേർക്ക് പരിക്കേറ്റു ‘പദ്മരാജന്‍ സ്മാരകം വേണ്ടാത്ത പ്രതിഭ’; ഈശ്വരന് ഇഷ്ടമുള്ളൊരു പ്രതിഭാധനനായിരുന്നു അദ്ദേഹമെന്നും ശ്രീകുമാരന്‍ തമ്പി; 29-ാമത് പദ്മരാജന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ തൃശൂർ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; കൊടികെട്ടുന്നതിനിടെ എസ്എഫ്ഐക്കാർ അക്രമിച്ചെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍; എട്ട് പേർക്ക് പരിക്കേറ്റു ‘പദ്മരാജന്‍ സ്മാരകം വേണ്ടാത്ത പ്രതിഭ’; ഈശ്വരന് ഇഷ്ടമുള്ളൊരു പ്രതിഭാധനനായിരുന്നു അദ്ദേഹമെന്നും ശ്രീകുമാരന്‍ തമ്പി; 29-ാമത് പദ്മരാജന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഭോപാല്‍: മധ്യപ്രദേശില്‍ ‘പശു കാബിനറ്റി’ന് പിന്നാലെ പശു സംരക്ഷണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. പശുതൊഴുത്ത് പരിപാലത്തിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് തുക ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി ശിവരാജ്… മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണത്തിന് കൗ ക്യാബിനറ്റ് ഭോപ്പാല്‍: മധ്യപ്രദേശിലെ കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.”കന്നു കാലിവളര്‍ത്തല്‍, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യൂ, കൃഷി… ‘പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രി; കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണ്’; മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ‘ഏഴ് വർഷം കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് കൈവരിക്കും’; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ ഒരു വർഷത്തിനുള്ളിൽ പതിനേഴുകാരിയെ അമ്മയും സഹോദരനും ചേർന്ന് വിവാഹം കഴിപ്പിച്ചത് മൂന്ന് തവണ; നാലാം തവണയും വിവാഹത്തിന് ശ്രമിച്ചതോടെ പോലീസിലറിയിച്ച് മകൾ; 12 പേർക്കെതിരെ കേസ് ‘പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രി; കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണ്’; മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ‘ഏഴ് വർഷം കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് കൈവരിക്കും’; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം നിങ്ങളുടെ പ്രത്യേക അഭ്യർത്ഥനകൾ നിറവേറ്റുന്നതിനായി ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും ഊർജ്ജം ലാഭിക്കുന്നതുമായ വാണിജ്യ ശീതീകരണ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി നെൻവെല്ലിനുണ്ട്. റഫ്രിജറേഷനിൽ 20 വർഷത്തിലേറെ പരിചയം. നെൻവെൽ എല്ലാ ഉപഭോക്താക്കൾക്കും ശീതീകരണത്തിലും ഹോട്ടൽ മേഖലയിലും കാര്യക്ഷമവും കൃത്യവുമായ പരിഹാരങ്ങൾ നൽകുന്നു ഉപഭോക്താവിന്റെ ആഗ്രഹത്തേക്കാൾ കൂടുതൽ മൂല്യം സൃഷ്ടിക്കുക" എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങൾ എപ്പോഴും നിറവേറ്റുന്നു. ഒരു പ്രൊഫഷണൽ വാണിജ്യ റഫ്രിജറേറ്റർ നിർമ്മാതാവ് എന്ന നിലയിൽ, നെൻ‌വെല്ലിന് വ്യവസായത്തിൽ വിശാലമായ കാഴ്ചപ്പാടും സെൻസിറ്റീവ് അർത്ഥവുമുണ്ട്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ശീതീകരണ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഗവേഷണത്തിലും വികസനത്തിലും ഞങ്ങൾക്ക് മികച്ച നൂതന കഴിവുണ്ട്. എല്ലാ വർഷവും വ്യത്യസ്ത തരം അന്താരാഷ്‌ട്ര ഹോട്ടൽ ഉപകരണങ്ങളും റഫ്രിജറേഷൻ എക്‌സിബിഷനുകളും പങ്കെടുക്കുന്നു. ഇത് ഞങ്ങളെ കൂടുതൽ പ്രൊഫഷണലുകളും മാർക്കറ്റ് ട്രെൻഡുകളിൽ സെൻസിറ്റീവും ആക്കുന്നു. അന്താരാഷ്ട്ര സംഭരണ ശേഷികൾ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് യഥാസമയം ആഗോള ഹോട്ട്-സെല്ലിംഗ് ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാനും കാണിക്കാനും നെൻവെല്ലിനെ അനുവദിക്കുന്നു, വാണിജ്യ റഫ്രിജറേറ്ററിനായുള്ള ആദ്യ വിവരങ്ങളുടെ വലിയ ശ്രേണി അവർക്ക് നൽകുക. ആദ്യത്തെ ബിസിനസ് അവസരങ്ങൾ ഏറ്റെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. സഹകരണം അനന്തമായ സാധ്യതകൾക്ക് സാക്ഷ്യം വഹിക്കുന്നു! ഉയർന്ന കാര്യക്ഷമതയുള്ള മാർക്കറ്റ് സംഭരണവും തിരയൽ കഴിവുകളും 500 10,000-ലധികം റഫ്രിജറേഷൻ ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിതരണക്കാർ. വീട്ടുപകരണങ്ങൾ, ഭാഗങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ ഉൾപ്പെടെ. വർഷങ്ങളുടെ പ്രൊഫഷണൽ പരിശീലനവും അനുഭവപരിചയവും കൊണ്ട്, ധാരാളം വാണിജ്യ റഫ്രിജറേഷൻ ഓപ്ഷനുകളും കൃത്യമായ വ്യവസായ വിശകലനവും നെൻവെല്ലിന് ഏറ്റവും അനുയോജ്യമായ ഹരിത ഊർജ്ജ സംരക്ഷണ ശീതീകരണ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യുന്നതിനുള്ള പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നൽകുന്നു. ഉൽപ്പന്ന സൗകര്യം വർദ്ധിപ്പിക്കുന്നതിന്, അധ്വാനവും സ്ഥലവും ലാഭിക്കുക! മികച്ച പരിഹാരം നൽകാൻ ഉപഭോക്താക്കൾക്കായി ഡ്രോയിംഗ് ചിത്രങ്ങൾ രൂപകൽപ്പന ചെയ്യുക. മൂന്ന് വർഷത്തിനിടെ 10 മടങ്ങ് വിൽപ്പന കഴിഞ്ഞ വർഷങ്ങളിൽ, നെൻവെൽ വിവിധ ഉപഭോക്താക്കൾക്കായി ഫലപ്രദമായ മാർക്കറ്റ് വികസന നിർദ്ദേശങ്ങൾ തുടർച്ചയായി നൽകിയിട്ടുണ്ട്, ഉപഭോക്താക്കൾക്ക് ശീതീകരണ ഉൽപ്പന്നങ്ങളുടെ അനുഭവം വളർത്തിയെടുത്തു, വിപണി വിഹിതം വേഗത്തിൽ കൈവശപ്പെടുത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു! നെൻവെല്ലുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ ചില ഉപഭോക്താക്കൾ ഹ്രസ്വകാലത്തേക്ക് അതിവേഗ വിൽപ്പന വളർച്ച കൈവരിച്ചു! ഒരു OEM ODM റഫ്രിജറേഷൻ നിർമ്മാതാവ് എന്ന നിലയിൽ, ഞങ്ങൾ ഇതിൽ അഭിമാനിക്കുന്നു, കൂടാതെ നെൻവെല്ലിനുള്ള സമൂഹത്തിന്റെ പരിചരണം തിരികെ നൽകുന്നതിന് ഇത് ഏറ്റെടുക്കുകയും ചെയ്യുന്നു. കമ്പനിയിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ ഉപഭോക്താക്കളും ബിസിനസ് പങ്കാളികളും തമ്മിലുള്ള വിശ്വസ്തത, വിശ്വാസ്യത, പരസ്പര വിശ്വാസം, ബഹുമാനം എന്നിവയിൽ ഉറച്ചുനിൽക്കുന്നതാണ് ഞങ്ങളുടെ ബിസിനസ്സിന്റെ വിജയം. പങ്കാളിത്തത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിലൂടെ, പരസ്പര വളർച്ചയിലും വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കളുമായും വിതരണക്കാരുമായും ഞങ്ങൾ ശക്തമായ ബന്ധം സ്ഥാപിക്കുന്നു. സൈറ്റ്മാപ്പ്| © പകർപ്പവകാശം 2016 2021 NENWELL റഫ്രിജറേഷൻ മുഖേന. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചൂടുള്ള ഉൽപ്പന്നങ്ങൾ ശീതീകരണ ഉൽപ്പന്നങ്ങൾ കൗണ്ടർടോപ്പ് റഫ്രിജറേറ്റർ ഗ്ലാസ് ഫ്രണ്ട് റഫ്രിജറേറ്റർ ഐസ് ക്രീം ഷോകേസ് കേക്ക് ഷോകേസ് സൂപ്പർമാർക്കറ്റ് ഷോകേസ് കൊമേഴ്‌സ്യൽ ഡ്രിങ്ക് കൂളറുകൾ മെഡിക്കൽ റഫ്രിജറേറ്റർ ബയോമെഡിക്കൽ ഫ്രീസർ 1. നേരിട്ടുള്ള വാങ്ങൽ 5000 രൂപ വരെ 2. ക്വട്ടേഷൻ 20000 രൂപ വരെ 3. മത്സരാധിഷ്ഠിത ദർഘാസ് 20000 രൂപയ്ക്ക് മുകളിൽ അമ്മായിഅമ്മ മരിച്ചപ്പോള്‍ ദു:ഖിക്കുന്ന മരുമോളെപോലെയായിരുന്നു കുറച്ച് ദിവസം സോഷ്യല്‍ സൈറ്റ് മുഴുവനും.അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം ഫൈസ്ബുക്കിന്റെ വാളിലും,ഗ്രൂപ്പിലും,സ്റ്റാറ്റസിലും മലാലയ്ക്ക് വേണ്ടി കണ്ണീര്‍ ഒലിപ്പിച്ചവര്‍ മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ കേരളത്തിനും ആര്യാടനും ഉപകാരപ്പെട്ടേനേ!!പവര്‍ക്കട്ടിലെ നേരത്ത് അനുഭവിക്കുന്ന ‘നമ്മടെ കൊതു കടിയും മാറിക്കിട്ടും,ആര്യാടന്‍ മാപ്പിളക്കും വകുപ്പിനും കുശാലുമാകുമായിരുന്നു‘. കുരങ്ങന് പൂമാല കിട്ടിയാല്‍ എന്ന് കേട്ടിട്ടേയുള്ളൂ അത് കണ്ട് അനുഭവിച്ചറിഞ്ഞ ഒരു വാരമാണ് സോഷ്യല്‍ സൈറ്റില്‍ സോഷ്യല്‍ ജീവികളാല്‍ കഴിഞ്ഞ് പോയത്.കണ്ണീര്‍ ഒലിപ്പിച്ച് കരയാന്‍ പറ്റാത്തവര്‍ ലൈക്കിയും,ഷയറിയും നിര്‍വൃതി പൂണ്ടു. ശത്രുവിന്റെ ശത്രു മിത്രം എന്ന പുരാണം സത്യമായ വാരവും കൂടിയാണ് കഴിഞ്ഞത്. ആരാണ് മലാല? ആദ്യമായി “വായിക്കുക“ എന്ന വാചകം ഇറങ്ങിയ ഖുറാന്‍ എന്ന മതഗ്രന്ഥം വിശ്വസിക്കുന്നവരാണ് മലാലയും,താലിബാനികളും. വായിക്കണമെങ്കില്‍ “പഠിക്കണം“ എന്ന് മാത്രം പറഞ്ഞ മുസ്ലിം പാരമ്പര്യത്തില്‍ വളര്‍ന്ന കുട്ടി. സ്ത്രീകള്‍ പഠിക്കരുത് എന്ന് ആശയം തീവ്രമായി മുന്നോട്ട് വെക്കുന്നവര്‍ താലിബാനികളും.അവരെന്തെ അങ്ങനെ ഒരു ആശയം മുന്നോട്ട് വെക്കുന്നുവെന്ന് താലിബാനികളോട് തന്നെ ചോദിക്കണം,എന്നോട് ചോദിച്ച് എന്നെ കുഴക്കരുതെന്നര്‍ത്ഥം. മലാല നമ്മുടെ നാട്ടുകാര്‍ക്ക് പൂമാലയായത് എന്ത് കൊണ്ട്? എന്തിനും ഏതിനും പ്രതികരിക്കുന്ന മലയാളികളുടെ സധാരണ ഒരു വികാരം മാത്രമാണോ? മലാലയോ താലിബാനോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത നമ്മുടെ ശത്രു രാജ്യത്തെ രണ്ട് സംഭവമാണ്.എന്നിട്ടും വാളിലും ഗ്രൂപ്പിലും “ഇ-മുതലക്കണ്ണീര്‍“ കൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീന്‍ ആകെ കലങ്ങിപ്പോയി. ഇവിടെയാണ് മുകളില്‍ പറഞ്ഞ രണ്ട് വാചകം ഒന്നു കൂടി അതോര്‍മിപ്പിക്കുന്നു. 1-അമ്മായിമ്മ മരിച്ചാല്‍ കണ്ണില്‍ നിന്ന് കണ്ണീരും മനസ്സില്‍നിന്ന് ലഡു പൊട്ടലും മരുമോള്‍ക്ക് ഒരിമിച്ചാണെന്ന് ചുരുക്കം 2-ശത്രുവിന്റെ ശത്രു മിത്രം ഇ-മുതലക്കണ്ണീര്‍ കൊണ്ട് ആറാട്ടും,കിട്ടിയ അവസരത്തില്‍ മൊത്തം മാപ്പിളയേയും രണ്ട് തെറികാച്ചാന്‍ അവസരം കിട്ടിയ ഭരണിപ്പാട്ട് ഭകതന്മാരും“കരളിന്റെ കരളായ അയല്‍ രാജ്യം പാക്കിസ്ഥാനിലെ“ പൊന്നോമന പുത്രിയേ വാനോളം പുകഴ്ത്തി.ഹെന്തൊരു സ്നേഹമായിരുന്നു കഴിഞ്ഞ വാരം നമ്മുടെ പൂമാല ഫാന്‍സുകാര്‍ക്ക് പിരിശവും അരിശവും ബ്ലോഗിലും,സ്റ്റാറ്റസിലും പൂമാലകള്‍ പോലെ മലാലയ്ക്ക് വിതറി,ചിലര്‍ കണ്ണീര്‍ കൊണ്ട് ഖണ്ഡകാവ്യം എഴുതി മലാലയെ മാലാഖയാക്കി മാലോകര്‍ക്കിടയില്‍ പൂമാല ചര്‍ത്തിയതല്ല ഇവിടത്തെ പ്രശ്നം.എന്തെ മലാല മാത്രം നമുക്ക് പ്രിയപ്പെട്ടവളായി? ജനിച്ച ഭൂമിയില്‍ ജീവിക്കാന്‍ യാങ്കികളുടെ മിസൈലില്‍ ഇരു കയ്യും തകര്‍ന്ന ഇറാക്കിലെ അലിഅബ്ബാസിനെ എത്രപേര്‍ക്ക് അറിയാം? അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം. പാശ്ചാത്യ മാധ്യമങ്ങള്‍ ചര്‍ദ്ദിച്ചത് അപ്പടി അണ്ണാക്ക് തൊടാതെ വിഴുങ്ങി ദാസി വേലമാത്രമാണ് സ്റ്റാറ്റസ് രോഗികളും,ഇ -മുതലക്കണ്ണീര്‍ വാദികളും ചെയ്യുന്നത്. രാവും പകലും ഹോട്ട് ന്യൂസായും ബ്രേക്കിഗ് ന്യൂസായും മലാലയെ പൂമാല ചാര്‍ത്തിയ ‘മാധ്യമ മാമാ’ മാര്‍ എത്ര തവണ ശ്വാസ വായുവിന്‍ വേണ്ടി യാചിക്കുന്ന കുരുന്നുകളുടെ ചിത്രം നമ്മുടെ മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്? ഇവിടെയാണ് നാം നമ്മെ തന്നെ തിരിച്ചറിയാതെ പണയം വെച്ച ബുദ്ധിയുമായി ജീവിക്കുന്നത്!! സ്വന്തം കാലിലെ മന്തും,കുഷ്ടവും മാറ്റിയിട്ട് പോരെ അയല്‍ വാസിയുടെ കാലിലെ ചൊറിക്ക് മരുന്ന് പുരട്ടാന്‍ ഹോ ഇത്രയൊക്കെ എഴുതിയിട്ട് വല്ലോനും തെറ്റിദ്ധരിക്കണ്ട ഞാനൊരു താലിബാനിയെന്ന്(തെറ്റിദ്ധരിച്ചാല്‍ എനിക്ക് പൂമാല)അത് കൊണ്ട് താലിബാനികള്‍ക്കെതിരെ സ്റ്റാറ്റസ് പൂരം നടത്തി മലാലയെ മാലാഖയാക്കിയ എല്ലാ പൂമാല ഫോട്ടോക്കും,സ്റ്റാറ്റസിനും എന്റെ വക ഒരു ലൈക്കും രണ്ട് തെറിയും സൌജന്യം!! Labels: മലാലയും കുരങ്ങനു കിട്ടിയ പൂമാലയും ബുദ്ധി പണയം വക്കാത്ത ചിലരെങ്കിലുമുണ്ട് എന്നത് ഒരു ആശ്വാസം. മിക്കവാറും ശബീര്‍ക്ക മ'ദനിയുടെ അടുത്തെത്തും വെറുതെ മിണ്ടാണ്ടിരുന്നോളീ എന്നിട്ട് വല്ല മലാല ഫോട്ടോയും പോസ്റ്റ്‌ ചെയ്തു ലൈക്‌ സമ്പാദിക്കാന്‍ നോക്ക് അറിവ് നേടാനുള്ള സ്വതന്ത്രതെ പോലും ഖനിക്കുന്ന വാദഗതികള്‍ അത് ലോകത്ത്‌ എവിടെയാനെകിലും എതിര്‍ക്കപെടെണ്ടത് തന്നെയാണ്. അതില്‍ താലിബാന്‍ എന്നോ സംഗപരിവാര്‍ എന്നോ ഒരു വ്യതാസവും പാടില്ല. അപലപിക്കപ്പെടേണ്ടവ അപലപിക്കപെടണം. അതില്‍ രാഷ്രീയവും മതവൈരാഗ്യവും കലര്‍ത്തിയവരെ ഒറ്റപ്പെടുത്തുകയും വേണം. നമ്മുക്ക് വേറെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട്, അതിനാല്‍ അയല്‍പക്കത്തെ പെണ്ണിനെ ആരെങ്കിലും ബലാല്‍സംഗം ചെയ്താലും, ഇടപെടരുത് എന്ന് പറയുന്നതിലെ ലോജിക്‌ മനസിലാവുന്നില്ല. Sreejith Np അതിനിവിടെ ബലാത്സഗമല്ലല്ലോ കൂട്ട ബലാത്സഗമല്ലേ ഇടപെടണം പക്ഷെ സ്വന്തം വീട്ടിലും ഒരു പാട് ബലാത്സഗത്തിനിരയായ പെണ്‍കുട്ടികള്‍ ഉണ്ടെന്ന് ഓര്‍മ്മ വേണം.അവരെ കണ്ടില്ലെന്ന് നടിച്ച് അയല്പക്കത്തേക്ക് പോകുന്നത് അപകട സൂചനയാണ് വിദ്യ അഭ്യസിക്കാന്‍ എതിര്‍ക്കുന്നവരെ ശക്തമായി അടിച്ചൊതുകേണ്ടതാണ് ഏത് മോനായാലും.കണ്ണ് അയല്‍പ്പക്കത്തേക്ക് മാത്രം പോകുന്നതാണ് പ്രശ്നം!! നമ്മുടെ നാടിന്‍റെ പതിന്‍മടങ്ങ്‌ അടിച്ചമര്‍ത്തലുകള്‍ താലിബാന്‍ നടത്തുന്നു എന്നോര്‍ക്കണം, പ്രതേകിച്ചു സ്ത്രീകള്‍ക്കെതിരെ. അതിനെതിരേ നടത്തുന്ന ഇതു നീക്കവും സ്വാഗതാര്ഹമാണ്. ഇത്തരുണത്തില്‍ ഒരു പ്രശ്നം നമ്മുടെ രാജ്യത്തു നടന്നാല്‍ സോഷ്യല്‍ മീഡിയ ഇതേ രീതിയില്‍ തന്നെ പ്രതികരിക്കും എന്നാണ് എനിക്ക് തോന്നുന്നത് തീര്‍ച്ചയായും പ്രതികരിക്കണം പക്ഷെ എന്തു കൊണ്ട് പ്രതികരണം അവിടെ തന്നെ നിന്നു പോകുന്നു കൊല്ലങ്ങളായി മൊസാദ് നടത്തുന്ന നരനായാട്ട് എന്ത നാം കാണാതെ പോകുന്നു? അക്കമിട്ട് പറയാന്‍ പലതുമുണ്ട് അങ്ങനെ പലതിനെതിരെ കണ്ണടച്ച നമ്മള്‍ മറ്റു പലതിനും കണ്ണുകള്‍ തുറന്ന് പ്രതികരിക്കുന്നു.ശ്രീ ചിലപ്പോള്‍ എല്ലാറ്റിലും പ്രതികരിക്കുന്നുണ്ടാകാം എന്റെ പോസ്റ്റ് പ്രതികരിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാനല്ല മറിച്ച് എല്ലാ കാര്യത്തിലും ഈ പ്രതികരണ ശേഷി വേണമെന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ് നല്ല പ്രതികരണ ശേഷിയുള്ള നട്ടെല്ലുള്ള സമൂഹം ഉണ്ടാകട്ടെ താങ്കളുടെ ഉദേശശുദ്ധി എനിക്ക് മനസിലായി. പക്ഷെ അത് അതുപോലെ മനസിലാക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞു എന്ന് വരില്ല. ഒരു പാട് തെറ്റിദ്ധരിക്കപെടാന്‍ ഇടയുണ്ട്. ഈ പോസ്റ്റ്‌ അവര്‍ ഒരു ആയുധം ആകാതെ ഇരിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു നല്ല പ്രതികരണ ശേഷിയുള്ള നട്ടെല്ലുള്ള സമൂഹം ഉണ്ടാകട്ടെ എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു നീ തീവ്രവാദി ആണോ എന്ന് ഇനി കാര്യത്തിലേക്ക് പറഞ്ഞതില്‍ പാതിയോടു യോജിക്കുന്നു. നിനക്ക് സംശയമല്ലേ ഉണ്ടായിട്ടുള്ളൂ എന്റെ ഭാഗ്യം പടന്നക്കരാ ഈ പോസ്റ്റിന്റെ പേരില്‍ താങ്കളെ ആരെങ്കിലും തള്ളികോന്നാല്‍ പ്രതികരിക്കാന്‍ താങ്കള്‍ മേല്‍ പറഞ്ഞ കീ ബോര്‍ഡ് ഗുണ്ടകളും സോഷ്യല്‍ തെമ്മാടികളും ഉണ്ടാകും കാരണം താങ്കള്‍ പ്രതികരിക്കുന്ന ലോകത്തിന്റെ വക്താവാണ്‌ .ഈ കമന്റ്‌ എഴുതിയ എന്നെ ആളുകള്‍ തല്ലികൊന്നല്‍ ഒരു വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല കാരണം ഞാന്‍ ചുമ്മാ ഇരുന്ന ഒരുത്തന്‍ ആണ് താങ്കള്‍ മേല്‍ പറഞ്ഞ ആരും തിരഞ്ഞെടുക്കപെട്ട ഇരകള്‍ അല്ല അവര്‍ പൊതുവായ ആക്രമണത്തില്‍ ഇരകള്‍ ആക്ക്പെടുകയായിരുന്നു മലാല എന്ന പെണ്‍കുട്ടിയെ എനിക്ക് മുന്‍പേ അറിയാം ഞാന്‍ വലിയ ശ്രദ്ദ ഒന്നും കൊടുത്തിരുന്നില്ല എന്നാല്‍ അവള്‍ക്കു വെടിയേറ്റു എന്നറിഞ്ഞപ്പോള്‍ വിഷമിച്ചു കാരണം തനിക്കും തന്റെ പുറകെ വരുന്ന ഒരു ജനതക്കും വേണ്ടി ശബ്ധിച്ചതിനു തിരഞ്ഞെടുത്തു കൊല്ലാന്‍ ശ്രമിക്കപെടുകയയിരുനു അവള്‍ ഇനി അങ്ങനെ ആരും പ്രതികരിക്കാതിരിക്കാന്‍ ആരും ശബ്ധിക്കാതിരിക്കാന്‍ പ്രവാചകന്‍ പറഞ്ഞു യുദ്ധമാണ് സ്ത്രീകളെ അക്രമിക്കരുതെ കുഞ്ഞുങ്ങളെ ആക്രമിക്കരുതെ അവര്‍ അബലകളാണ് അത് പോലും വായിച്ചറിയാന്‍ അറിവില്ലാത്ത താലിബാന്റെ തെമ്മാടിക്കൂട്ടം വായിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊല്ലാന്‍ വരുന്നു ഇതു കേവലം യുദ്ധമല്ല പടന്നക്കര താങ്കള്‍ ദുബായില്‍ ജീവിക്കുന്ന ആള്‍ അല്ലെ ഒരേ പത്രത്തില്‍ ഉണ്ട് ഒരേ കിടക്കയില്‍ കിടന്നുരങ്ങന്ന ഇന്ത്യക്കാരനേയും പാകിസ്ഥാന്‍ കാരനേയും നീ കണ്ടിട്ടില്ലേ ഇവിടെ ശത്രുത അല്ല നമ്മള്‍ നോക്കേണ്ടത് അവള്‍ മുന്നോട്ടു വച്ച ആശയം ആണ് നോമ്പിനെ വികലമാക്കി നോക്കുന്നവന്കെതിരെ താങ്കള്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നില്ലേ അതിന്റെ പേരില്‍ ആരെങ്കിലും വിവരധോഷികള്‍ താങ്കളെ നുള്ളി നോവിചിരുന്നെങ്ങില്‍ ജാതിയുടെയും മതത്തിന്റെയും പേരും എനിക്ക് നോക്കാന്‍ വേറെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞു മിണ്ടാതിരിക്കണം എന്നായിരുന്നോ താങ്കള്‍ ഉദ്ദേശിച്ചത് പ്രതികരിക്കുന്നവര്‍ വളരെ കുറച്ചുള്ള ഈ വികലലോകത്തു ആരുടെയും പ്രതികരണ ശേഷി ഇല്ലാതാവാന്‍ താങ്കളുടെ ഈ പോസ്റ്റ്‌ കാരണം ആകാതിരിക്കട്ടെ അപ്രിയാ,പ്രതികരണം നല്ലതാണ് ഞാന്‍ പ്രതികരിക്കുന്നവരെ ലോകരേ നിങ്ങള്‍ പ്രതികരിക്കരുത് എന്ന് പറഞ്ഞിട്ടില്ല അങ്ങനെ ഞാന്‍ പറഞ്ഞാല്‍ മാത്രം പ്രതികരണ ശേഷിക്ക് മുണ്ടാട്ടം മുട്ടുമെന്നൊന്നും പറഞ്ഞ് എന്നെ പുകഴ്ത്തല്ലേ പിന്നെ താലിബാന്റെ പേരും പറഞ്ഞ് പ്രതികരണ ശേഷി കൂടുതലുള്ളവര്‍ ടര്‍ഗെറ്റ് ചെയ്യുന്നത് ഹിഡന്‍ അജണ്ടയാണ്.അത് കഴിഞ കുറച്ച് ദിവസമായി നിശബ്ദമായി കാണുന്നു.അവര്‍ക്കെതിരെയാണിതെഴുതിയത്.പിന്നെ താലിബാന്‍ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ പറഞ്ഞതോ പ്രവാചകന്റെ ചര്യയോ അല്ലെന്ന് അപ്രിയനും എനിക്കും അറിയായിരിക്കും.പക്ഷെ ലോകര്‍ക്കിടയില്‍ താലിബാന്‍ എന്നാല്‍ ഇസ്ലാമും ഇസ്ല്ലാം എന്നാല്‍ താലിബനുമാണു..താങ്കളും ഞാനും അണ്ണാക്കിന്റെ വള്ളി പൊട്ടുന്നത് വരെ ഉച്ചത്തില്‍ അലറിയാലും.മലാലയേക്കാള്‍ നീറുന്ന പ്രശ്നം നമ്മള്‍ക്കുണ്ടെന്നാണു ഞാന്‍ പറഞ്ഞത്.കോഴിയൂടെ കാലില്‍ ചുതിയ മുടിപോലെ കുറേ ദിവസായില്ലേ സകല വാളിലും ഗ്രൂപ്പിലും മലാല മാറാല പിടിച്ച് കിടക്കുന്നു അതിലൊക്കെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം പറയുന്നതെന്താ? ലോകത്തിലെ സകല പ്രശ്നത്തിനും കാരണം മുസ്ലിംകളെന്നും സകല ഗര്‍ഭത്തിനും ഉത്തരവാദിയാകാന്‍ ഇസ്ലാമും അതിലെ കുറച്ച് വിശ്വാസികളും!!എന്റെ നാലു വരി വായിച്ച് പ്രതികരണ ശേഷി കളയാന്‍ മാത്രം ബുദ്ധിയുള്ളവരൊക്കെ ഫൈസ്ബുക്കിലുണ്ടോ അപ്രിയാ ചിലര്‍ക്ക് ചില അനീതികള്‍ കാണാന്‍ കഴിയുന്നില്ലയെന്നുള്ളതാണ് പ്രശ്നം അപ്പോഴാണ് ഷബീര്‍ പറഞ്ഞതുപോലെ ഇറാക്കിലെയും അഫ്ഗാനിലെയും നിലവിളികളൊന്നും കാണാതെ പോകുന്നത് പ്രിയ സുഹൃത്തേ താങ്കളുടെ പോസ്റ്റിലെ ചില കാര്യങ്ങളെ അനുകൂലിക്കുന്നു.. പക്ഷേ നമ്മുടെ നാട്ടില്‍ നില നിന്നിരുന്ന ഇത്തരം പ്രവണതകളെ എതിര്‍ത്ത്‌ തോല്‍പിച്ച നമ്മുടെ പൂര്‍വ്വികരെ ഓര്‍ക്കുന്നുണ്ടോ ശ്രീ നാരായണഗുരുദേവനേപോലുള്ള സാമൂഹ്യ പരിഷ്‌ കര്‍ത്താക്കളെ ഒറ്‍ക്കുന്നുണ്ടോ.. ആ പാരബര്യം ഉള്ള നമ്മള്‍ക്ക്‌ ഇത്തരം കാര്യങ്ങളെ എതിര്‍ക്കാം പിന്നെ നമ്മുടെ നാട്ടിലെ എല്ലാ പ്രശനങ്ങളേയും ശക്തമായ ഭാഷയില്‍ സൊഷ്യല്‍ മീഡിയകളിലൂടെ എതിര്‍ക്കുന്നവര്‍ തന്നെയാ നമ്മള്‍.. മതത്തിനും ജാതിക്കും അപ്പുറത്ത്‌ മാനവികതയെ കാണാന്‍ നമ്മുക്ക്‌ കഴിയും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ താങ്കളുടെ ചില പരാമര്‍ശങ്ങളോടുള്ള എതിര്‍പ്പ്‌ രേഖപ്പെടുത്തുന്നു. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മുകളില്‍ അജിത്തേട്ടന്‍ പറഞ്ഞു കഴിഞ്ഞു.മലാലയ്ക്ക് വേണ്ടി പ്രതികരിക്കരുത് എന്നല്ല ഞാന്‍ പറഞ്ഞത്.എല്ലാം മഞ്ഞക്കണ്ണോടെ കാണുന്ന പ്രവണത മാറ്റി മനുഷ്യരെ മനുഷ്യരായി കാണാന്‍ എപ്പോള്‍ പറ്റുന്നോ അന്നേ നന്നാകൂ!!ഞ്ഞാ മുമ്പുള്ള കമന്റില്‍ സൂചിപ്പിച്ചു ചിലര്‍ എന്തോ ഒരു ലാഭത്തിനു മൊത്തം ഇസ്ലാമിക വിശ്വാസികളേയും ടാര്‍ഗറ്റ് ചെയ്യുന്നു.അതാണ് തിരുത്തപ്പെടേണ്ടത് മലാലയെക്കാളും വലിയ പ്രശ്നം എന്റെ മുന്നിലുണ്ട് അതിലൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റോ എന്ന് നോക്കട്ടേ എന്നിട്ടാവാം നമ്മള്‍ എന്ത് പറഞ്ഞാലും മാനവികത എന്നത് എഴുതപ്പെടാനുള്ളത് മാത്രമായിരിക്കുന്നു!! ജനിച്ച ഭൂമിയില്‍ ജീവിക്കാന്‍ യാങ്കികളുടെ മിസൈലില്‍ ഇരു കയ്യും തകര്‍ന്ന ഇറാക്കിലെ അലിഅബ്ബാസിനെ എത്രപേര്‍ക്ക് അറിയാം? ഇദ്ദേഹത്തെ കുറിച്ച് കൂടി അല്ലെ ശ്രീ മുരുകന്‍ കാട്ടകട "ബാഗ്ദാദ് എന്നാ കവിത എഴുതിയത് നമ്മെ ഒരു തരത്തിലും ബാധിക്കാത്ത' പ്രശ്നത്തില്‍ കവിത എഴുതുനത് തെറ്റാണോ ? അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം നമ്മെ ഒരു തരത്തിലും ബാധിക്കാത്ത' ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും പ്രശ്നങ്ങള്‍ താങ്കളെ ബാധിച്ചോ ? മലാലയോ താലിബാനോ നമ്മെ ഒരു തരത്തിലും ബാധിക്കാത്ത നമ്മുടെ ശത്രു രാജ്യത്തെ രണ്ട് സംഭവമാണ് ഒരു ഫേസ്ബുക്ക്‌ സ്റ്റാറ്റസ് ,ഒരു ഷെയര്‍ താങ്കളെ ഇത്ര മാത്രം ചൊടിപിച്ചത് മനസിലാക്കുനില്ല ഇന്ത്യ മഹാരാജ്യത്തു നടക്കുന്ന പലതിനോടും 'സ്റ്റാറ്റസ് രോഗികള്‍' പ്രതികരികുനില്ലേ സ്റ്റാറ്റസ് ഇടുനത് അവരുടെ സ്വാതന്ത്ര്യം അതിനെതിരെ ബ്ലോഗില്‍ പ്രതികരികുനത് താങ്കളുടെ സ്വാതന്ത്ര്യം അതില്‍ ഒരു കമന്റ്‌ ഇടുനത് എന്റെ സ്വാതന്ത്ര്യം അത്രേ ഉള്ളു ) ചിലതിനോട് യോജിക്കുന്നു എങ്കിലും കൂടുതല്‍ വിയോജിപ്പാണ് ആശംസകള്‍ ഗോപൂ എന്നെ ചൊടിപ്പിച്ചൊന്നുമില്ല സ്റ്റാറ്റസ് അവരുടെ ഇഷ്ടങ്ങള്‍ പക്ഷെ അതിനടിയില്‍ നടക്കുന്ന കടല്‍ പോലുള്ള ചര്‍ച്ചകള്‍ വീക്ഷിച്ചാണ് ഇങ്ങനെയൊരു വിലയിരുത്തല്‍.ഗോപുവിന് സംശയമുണ്ടെങ്കില്‍ എനിയും ഒടുങ്ങാത്ത മലാലയുടെ ഫോട്ടോയില്‍ തപ്പി നോക്കുക ചര്‍ച്ചിക്കുന്നവരുടെ ഉള്ളിലിരുപ്പ്. ലൈക്കും ഷെയറും തിന്നാനില്ലാതെ വിശന്നു വലഞ്ഞ ഫേസ്‍ബുക്കിലെ ഇ-പ്രതികരണ തൊഴിലാളികളുടെ മുമ്പിൽ വന്നുകിട്ടിയ ഒരുഗ്രൻ സദ്യയായിരുന്നു മലാല. അനീതി എവിടെയായാലും എതിര്‍ക്കപ്പെടണമെന്നാണ് എന്റെ പക്ഷം. അത് പാക്കിസ്ഥാനിലെ മലാല ആയാലും കാസര്‍ക്കോട്ടേ ആരെങ്കിലുമായാലും. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ എന്തെങ്കിലും ഒരു തുള്ളി വീണു കിട്ടിയാല്‍ അത് ആഘോഷമാക്കി മാറ്റുന്നത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സമ്പ്രദായം അല്ലെ പടന്നക്കാരാ കാഴ്ച്ചപ്പാടുകള്‍ പങ്കു വക്കാനുള്ളതാണ് അത് പടന്നക്കാരന്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു. പകുതിയോളം ഞാന്‍ യോജിക്കുന്നു. അതെ സമയം പകുതിയോളം വിയോജിക്കുകയും ചെയ്യുന്നു. നീ പറഞ്ഞ പോലെ ഇവിടെ മലാലയുടെ പേരില്‍ ഒഴുക്കുന്ന കണ്ണീരില്‍ മുക്കാല്‍ ഭാഗവും മുതല കണ്ണീരു തന്നെ. ഫെയ്സ് ബുക്കില്‍ നല്ലൊരു സ്റ്റാറ്റസ് (ഒരുപാട് പേര്‍ ലൈക്കും കമെന്റും കൊടുക്കാന്‍ സാധ്യതയുള്ള ഇടാന്‍ വേണ്ടി കാലങ്ങളോളം കാത്തിരുന്നവര്‍ക്ക് കിട്ടിയ ഒരു വിഷയമാണ് മലാല. അത് അവര്‍ ഭംഗിയായി ഇപ്പോഴും തുടരുന്നു തുടര്‍ന്നോട്ടെ അതില്‍ വിരോധമില്ല നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷി നമുക്കുണ്ടെങ്കില്‍ കപട വികാര പ്രകടനങ്ങള്‍ നടത്തപ്പെടുന്ന ആദ്യത്തെ വിഷയമല്ല മലാലായ എന്നിരിക്കെ ഇത്തരം കപട വികാര പ്രകടനങ്ങളെ നമ്മള്‍ മാനിക്കേണ്ട കാര്യമേ ഇല്ല. അത് നടത്തുന്നവരെയും. ഇവിടെ സൂചിപ്പിച്ച മറ്റൊരു കാര്യത്തില്‍ അനുകൂലിക്കുന്നു. ഇതിലും ക്രൂരമായ സംഭവങ്ങള്‍ ലോകത്ത് പലയിടങ്ങിലും സംഭവിക്കുന്നു. അതിനെതിരെ .അല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് നേരെ പോലും വിരല്‍ ചൂണ്ടാന്‍ മടിക്കുന്നവര്‍ എന്തിനു ഇത്തരം വിഷയങ്ങളില്‍ അമിത താല്‍പ്പര്യം കാണിക്കുന്നു പടന്നക്കാരന്‍ ഉന്നയിച്ചത് നല്ലൊരു ചോദ്യമാണ് ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. അതെ സമയത്ത് മറ്റൊരു വസ്തുത കൂടി ഇവിടെ ചൂണ്ടി കാണിക്കട്ടെ. മലാലായ വിഷയത്തിനും മുന്നേ തന്നെ ഫെയ്സ് ബുക്കില്‍ അമേരിക്കയുടെയും ഇസ്രായലിന്റെയും യുദ്ധ ഭീകരതക്കെതിരെയുള്ള പല വിധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു കണ്ടിരുന്നു. ഇതൊക്കെ ഷെയര്‍ ചെയ്യുന്നവരാരും തന്നെ അമേരിക്കയും ഇസ്രയേലും യുദ്ധം അവസാനിപ്പിക്കുമെന്നോ പെട്ടെന്ന് കയറി പുണ്യാളന്മാര്‍ ആകുമെന്നോ കരുതിയല്ല ചെയ്യുന്നത്. ഒന്നുകില്‍ പൂര്‍ണ ഉദ്ദേശ്യ ശുദ്ധിയോടെ ചെയ്യുന്നവര്‍ അല്ലെങ്കില്‍ നേരത്തെ പറഞ്ഞ കപട വികാര പ്രകടനം നടത്തുവര്‍ പറഞ്ഞു വന്നത് മലായ വിഷയത്തില്‍ മാത്രമല്ല ഇതൊക്കെ സംഭവിച്ചത് എന്നാണു. മലാലായയുടെ കൂടെ വെടിയേറ്റ മറ്റു രണ്ടു കുട്ടികളുടെ കാര്യത്തില്‍ ഇപ്പറഞ്ഞ മീഡിയയും കണ്ണീരോഴുക്കുന്നവരും എത്രത്തോളം സജീവമായ ഇടപെടലുകളും ചര്‍ച്ചയും നടത്തി എന്നതാണ് മറ്റൊരു കാര്യം അവരും മലാലയെ പോലെ തന്നെ താലിബാന്‍ ഭീകരവാദികളുടെ വെടിയേറ്റവരാണ് എന്ത് കൊണ്ട് അവരൊന്നും മലാലയോളം പ്രാധാന്യത്തോടെ ചര്‍ച്ചയില്‍ ഇടം നേടിയില്ല എന്ന ചോദ്യം ചോദിക്കുന്ന സമയത്താണ് പലരുടെയും ഇരട്ട താപ്പ് നയം എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുക. ഈ പോസ്റ്റ്‌ ആദ്യം വായിച്ച സമയത്ത് ഓര്‍മ വന്ന സംഭവം ടി പി വധമാണ് അന്ന് ടി പി വധത്തെ അപലപിച്ചവരോട് പാര്‍ട്ടി ചോദിച്ച ഒരു ചോദ്യം ഉണ്ട് ടി പി മാത്രമല്ലല്ലോ ഇങ്ങിനെ കൊല്ലപ്പെട്ടത് ഇതിനു മുന്നേ തങ്ങളുടെ പാര്‍ട്ടിക്കാരും ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട് അന്നൊന്നും ആരും ഇത് പോലെ കണ്ണീരൊലിപ്പികാനും അപലപിക്കാനും വന്നില്ലല്ലോ എന്നായിരുന്നു ആ ചോദ്യം. ഇതേ ധ്വനിയാണ് മലാലായ വിഷയത്തിലും ഇപ്പോള്‍ പലരില്‍ നിന്നും സംഭവിക്കുന്നത്‌ അക്രമം ആര് ചെയ്താലും അത് അപലപനീയം തന്നെ. ലോകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും മലാലായ വിഷയം പോലെ പ്രാധാന്യത്തോടെ പുറം ലോകത്തെത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഒരു പക്ഷെ ആ വിഷയങ്ങളിലും നല്ല പ്രതികരണം ഉണ്ടായേക്കാം. ഫെയ്സ് ബുക്കില്‍ അത്തരം സ്ട്ടട്ടാസ് ഇടുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടുകയും ചെയ്യും. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും ഒസാമ ബന്‍ ലാദന്‍ അമേരിക്കന്‍ സൈന്യത്തല്‍ കൊല്ലപ്പെട്ടപ്പോഴും കേരളത്തില്‍ പലരും ഹര്‍ത്താല്‍ നടത്തിയും ജാഥ നടത്തിയും പ്രതികരിച്ചിരുന്നു. പൊതു ജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള അത്തരം പ്രഹസനങ്ങളോളം (ഒരു പക്ഷെ പ്രഹസനം അല്ലായിരിക്കാം എങ്കിലും വിമര്‍ശിക്കപ്പെടേണ്ട വെറുമൊരുപ്രഹസനമല്ല മലാല വിഷയത്തില്‍ ഫെയ്സ് ബുക്കില്‍ നടക്കുന്നത് എന്നാണു എന്‍റെ അഭിപ്രായം എന്ന് കൂടി പറഞ്ഞവസാനിപ്പിക്കട്ടെ. Well said..അടുത്ത സ്റ്റാറ്റസിനായി കാത്തിരിക്കാം ല്ലേ ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നത് വെറും കമാന്റുകൾക്ക് മാത്രമാണ് അല്ലാതെ മാനസികമായതൊ ശാരിരികമായതോ ആയാ ഒരു ക്രിയത്മകൾ പ്രവർത്തന പരിവർത്തങ്ങൾക്ക് ആ ഒരു ഒറ്റ പോസ്റ്റും ഹേതുവാകുനില്ലാ എന്നതാണ് സത്യം, സ്വന്തം അറിയപെടുന്നതിനും മറ്റും മാത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നവയുടെ പൊരുൾ ഈ വ്യക്തിക്ക് വരെ അറിയില്ല പിന്നെ അല്ലേ ഇതിലെ ചർച്ചകൾ എല്ലാം ഒരു ന്യൂ ജെനറേഷൻ ട്ട്രെന്റ് 1. നമ്മുടെ നാട്ടിൽ നിറയെ പ്രശ്നങ്ങളുള്ളത് കൊണ്ട് മലാല വിഷയത്തിൽ അഭിപ്രായം പറയരുത് എങ്കിൽ ഇറാക്കിലെയും, പലസ്തീനിലെയും പ്രശ്നങ്ങളെ ക്കുറിച്ച് എന്തിനു നമ്മൾ വേവലാതിപ്പെടണം തിന്മ എവിടെ കണ്ടാലും എതിർക്കണം, താലിബാൻ എന്നത് നിഷ്കാസനം ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണു. അതിനേക്കുറിച്ച് വേവലാതിപ്പെടുന്നവർ അതു ചെയ്യട്ടെ. അതിൽ ആരും അസഹിഷ്ണു ആവേണ്ടതില്ലല്ലോ ? 2. മുസ്ലിം ജനതയും പാക്കിസ്ഥാൻ ജനതയും സപ്പോർട്ട് ചെയ്യുന്ന ഒരു വിഷയത്തിൽ മറ്റ് മതക്കാർ കൂടി അനുകൂലിച്ചു എന്നതു കൊണ്ട് ഇതു ഒരു മതവിഭാഗത്തിനെതിരെ എന്ന രീതിയിൽ കാണേണ്ടതുണ്ടോ ഇനി അഥവാ തോന്നുന്നുണ്ടെങ്കിൽ അത് ഇത് എന്നെ ഉദ്ദേശിച്ചാണു, എന്നെത്തന്നെ ഉദ്ദേശിച്ചാണു എന്ന് ജഗതി ഡയലോഗ് പോലെയല്ലേ ? 3. നമ്മുടെ നാട്ടിലെ കുറച്ച് ആളുകളും, അമേരിക്കൻ ഭരണകൂടവും മറ്റും സ്വാർഥലാഭങ്ങൾക്ക് വേണ്ടി ഈ അവസരം ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചാലും, തീവ്രവാദം ഇല്ലാണ്ടാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടീയാവുമ്പോൾ മാർഗ്ഗം സാധൂകരിക്കപ്പെടും. ഒന്നു കൂടി പറയട്ടെ,മുകളിലെ ഒരു കമന്റ് കണ്ടതു കൊണ്ട് കൂടിയാണു, എനിക്ക് താലിബാൻ എന്നാൽ ഇസ്ലാം അല്ലെങ്കിൽ ഇസ്ലാം താലിബാൻ എന്ന അഭിപ്രായമില്ല. പിന്നെ പാക്കിസ്ഥാൻ എന്നാൽ ശത്രുവുമല്ല. പ്രവാസികൾക്ക് എന്ത് മതം എന്ത് രാജ്യം എന്റെ ഹൗസ് ഓണർ പാക്കി ആണു. ഓഫീസിലും നിറയെ പാക്കിസ്ഥാനികൾ ഉണ്ട്. ഈ സൗദിയിൽ ഒരു ഹിന്ദു എന്ന രീതിയിൽ ആരും ഇതുവരെ വേർതിരിച്ച് നിർത്തിയിട്ടുമില്ല. തീവ്രവാദം എന്നത് ഭരണകൂടങ്ങളുടെ പിടിപ്പ് കേട് കൊണ്ടും ചില സ്വാർത്ഥ താത്പര്യക്കാരുടെ ഗൂഡലക്ഷ്യങ്ങൾ കൊണ്ടും പിറവി കൊണ്ട ഒന്നാണു. അത് നിശ്ശേഷം ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ദൈവത്തിൽ വിശ്വാസം ഉള്ളവൻ ആ പരിപാടിക്ക് പോവില്ല. വിയോജിപ്പ് സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു മലാലയ്ക്ക് വേണ്ടി കണ്ണീര്‍ പ്രതികരിക്കരുത് എന്ന് ഒരിടത്തും ഞാന്‍ പറഞ്ഞില്ല? എന്തേ മലാല മാത്രം മലാലയുടെ പല പോസ്റ്റുകളിലും അവസാനം എത്തുന്ന കണ്‍ക്ലൂഷന്‍ “മൊത്തം താലിബാനികളീണെന്നാണ്” അല്ലാതെ സുമോ പറഞ്ഞ പോലെയല്ല!!പ്രതികരിക്കട്ടെ നട്ടെല്ലോടെ എല്ലാ പ്രശ്നത്തിലും ചിറ്റമ്മ നയം ഇല്ലാതെ ആരോ ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നു എല്ലാരും കേട്ടിട്ടുണ്ട് മലാല എന്ന് ആരാന്നോന്നും അറിയില്ല അറിയണമെന്നില്ല ഏതായാലും ബല്ല്യെക്കാട്ടെ ആള്കാരോക്കെ നല്ലതാ പറയുന്നത് ആപ്പോ കൊടുത്താ ഷെയര് എല്ലാരും ലൈക്കുന്നുണ്ട് നീതിരിച്ചു വരും എതിര്‍ക്കും, പട പൊരുതും എന്നൊക്കെ പറയുന്നുണ്ട് കൊള്ളാം തരക്കേടില്ലാത്ത കച്ചോടം നടക്കുന്നുണ്ട് അത് വരെ പറ്റിച്ചു പോയ പെണ്ണിന്റെ ഫോട്ടോയും കണ്ണീരും നിറഞ്ഞ പോസ്റ്റിനെ കാളും ലാഭം ഇത് തന്നെ ഇതൊക്കെയാണ് വാളുകളിലെ മലാലയും മുതല കണ്ണീരുമൊക്കെ അല്ലാതെ മലാലയുടെ നാട്ടിലെ പാവപ്പെട്ടവന്റെ വഴികള്‍ വരച്ചു വെച്ച് അതിലൂടെ നടക്കാന്‍ തോക്ക് ചൂണ്ടി ഇരിക്കുന്ന താലിബാനെയോ.. ഈ താലിബാന്റെ പേരും പറഞ്ഞു പാക്കിസ്ഥാനിന്റെ ഇടനാഴികളില്‍ മൈനുകളും എടുത്താല്‍ പൊങ്ങാത്ത തോക്കുകളുമായി ഒളിഞ്ഞിരിക്കുന്ന അമേരിക്കക്കാരനെയോ ദിനം ദിനമെന്നോണം ചിതറി തെറിക്കുന്ന മനുഷ്യ ജീവനുകളെയോ ഒന്നിനെയും പറ്റി ഒരു വേവലാതിയും, ഇന്നേ വരെ മനസില്‍ പോലും ഉണ്ടായിട്ടുല്ലവരാകാന്‍ തരമില്ലാത്തവരാണ് ഈ കണ്ണീര്‍ കചോടക്കാരെന്നു ആര്‍ക്കാണറിയാത്തത്.. മലാല ഒരു നാടിന്റെ പ്രതീക്ഷയാണ് പക്ഷെ ആ പാതി ജീവനെ "സ്നേഹിക്കുന്ന" വാനോളം പുകഴ്ത്തുന്ന മുഖ പുസ്തകത്തിലെ മനുഷ്യത്വത്തിന്റെ പുതിയ കാവലാളുകളില്‍ ഭൂരി ഭാഗവും ഷബീര്‍ പറഞ്ഞ പോലെ ശത്രുവിന്റെ ശത്രു മിത്രം എന്നാ നിലയില്‍ തന്നെയാണ് നിര്‍വൃതി കണ്ടെത്തുന്നത് ഒള്ളത് പറയാലോ ഞാന്‍ ഈ മലാല എന്ന് പേര് ആദ്യം കേട്ടത് ഫേസ് ബുക്കില്‍ ആണ് അനെയ്ന്റെ ചോരയിലും കണ്ണീരിലും ചവിട്ടി ആളാവുക എളുപ്പമാണെന്ന് സോഷ്യല്‍ മീഡിയ വര്‍ക്കെര്സിനു നല്ല പോലെ അറിയാം അത് കൊണ്ട് കേള്‍ക്കാര്‍ത്ത പലതും കേള്‍ക്കുന്നു പക്ഷെ മലാലായ പറഞ്ഞ ശബീരും മറന്നു നമ്മുടെ പെങ്ങള്‍ ഈരോമിനെ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൊതിവരുന്നത് വരെ കുടിക്കാന്‍ വസരം കൊടുക്കാതെ മാറത്ത് നിന്നും പറിച്ചെടുത്ത് ആറടി മണ്ണിലേക്ക് മിസൈല്‍ കൊണ്ട് യാത്രയാക്കിയ ആയിരകണക്കിനു ഇറാക്കിലേയും,ഫലസ്ഥീനിലേയും അഫ്ഘാനിലേയും കുരുന്നുകളില്‍ എത്രയാളുകളുടെ പേരുകള്‍ അഭിനവ ഫൈസ്ബുക്ക് വികാരജീവികള്‍ക്കറിയാം? സ്വന്തക്കരെ തന്നെ കൊല്ലാന്‍ അവരുടെ തന്നെ കുട്ടികളെ പിടിച്ച് കണ്ണും കയ്യും കെട്ടിയിട്ട് മറയുണ്ടാക്കി അതില്‍ മരണപ്പെട്ട എത്ര കുരുന്നുകളുടെ ഊരും പേരും നമുക്കറിയാം. നന്നായി പറഞ്ഞു ഷബീർ,ഞാൻ പൂർണ്ണമായും യോജിക്കുന്നു. കാരണം അനീതി എവിടെക്കണ്ടാലും എതിർക്കപ്പെടേണ്ടതാണ് എന്ന് പറയുന്നവരൊന്നും, തന്റെ വീട്ടുകാർക്കോ തനിക്കോ നേരെ അക്രമമുണ്ടായാലല്ലാതെ പ്രതികരിച്ചു കണ്ടിട്ടില്ല നീ പറഞ്ഞതൊക്കെ ശരിയാണ്. വസുധൈവ കുടുംബകം ന്ന് ചിന്തിക്കുന്നവർക്ക് ഇറാക്കിലും പാലസ്തീനിലും നടക്കുന്നതും കാണേണ്ടതു തന്നെയാണ്. അല്ലാതെ എന്തൂട്ട് പാക്കിസ്ഥാൻ,എന്ത് മലാലാ ? എല്ലാം വെറും കാപട്യം മാത്രം. മലാലയേക്കാൾ വലിയ വിഷയങ്ങളുണ്ട് പക്ഷെ കൊതുകിന് ചോര തന്നെ കൌതുകം. നാളെ എത്ര സ്ക്രോൾ ചെയ്താലും കിട്ടാത്ത വിധം അഗാധതയിലേക്ക് ആണ്ട് പോകുന്ന കുറെ സ്റ്റാറ്റസുകൾക്ക് ഒരു താലിബാനിസത്തിനെ എന്ത് ചെയ്യാൻ കഴിയും എന്തിനോടും പ്രതികരിക്കുക എന്നത് മനുഷ്യസഹജമാണ് ചിലതിനോട് വിയോജിക്കുന്നു ഒരു തുറന്നു പറച്ചില്‍ നല്ലതാണ് പക്ഷെ അതെപ്പോഴും ഉണ്ടാവണം ഒരു മല്ലലായ വരുമ്പോള്‍ അത് പലരും ആഘോഷിക്കുമ്പോള്‍ മാത്രമായാല്‍ തെറ്റിദ്ധാരണ ഉണ്ടാവും. ഇത് വെറും ഒരു വികാര പ്രകടനം ആയിട്ടെ ഞാന്‍ കാണുന്നത്.വികാരം മനുഷ്യ സാഹചമാണ്. പക്ഷെ നമുക്ക് വേണ്ടത് പ്രതികരണശേഷിയുള്ള ഒരു ശബ്ദമാണ്.അതിനു താങ്കള്‍ക്ക് കഴിയുമെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്.പോസ്റ്റിലെ വികാരം കുറകൂ എന്നിട്ട് കാര്യങ്ങള്‍ മണി മണിയായി പറഞ്ഞു കൊടുകൂ അല്ലെങ്കില്‍ ഞാനും വിചാരിക്കും ക്ഷീരമുളരു അകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൌതുകം കലക്കി. കാര്യങ്ങള്‍ ഇത്രയും മനോഹരമായി പറഞ്ഞ ഒരു പോസ്റ്റ്‌ ഈ അടുത്തൊന്നും വായിച്ചിട്ടില്ല മനോഹരം ഷബീ ആശംസകള്‍ പോസ്റ്റ്‌ വായിച്ചു, കമണ്റ്റുകളും. മലാലയെ കുറിച്ച്‌ ഞാനും ഒരു പോസ്റ്റിട്ടിരുന്നു. താങ്കളുടെ ഈ പോസ്റ്റു വായിച്ചിട്ടും അങ്ങിനെ ഒരു പോസ്റ്റിട്ടതില്‍ എനിക്ക്‌ വിഷമമൊന്നും തോന്നുന്നില്ല. മാത്രമല്ല, അത്‌ വേണ്ടതായിരുന്നു എന്നു തന്നെയാണ്‌ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌. കടലാസു പൂക്കള്‍ എന്നൊരു ബ്ളോഗില്‍ ഞാന്‍ ആസാദ്‌ എന്ന പേരില്‍ മുഹമ്മദ്‌ ദുറയെ കുറിച്ച്‌ എഴുതിയില്ലായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഞാന്‍ മുഹമ്മദ്‌ ദുറയെ കുറിച്ചെഴുതുമായിരുന്നു. നീതി നിഷേധങ്ങള്‍ എഴുതേണ്ടതു തന്നെയാണ്‌. താങ്കളുടെ പോസ്റ്റ്‌ അസ്ഥാനത്താണ്‌ എന്ന് ഞാന്‍ കരുതിന്നില്ല. പക്ഷെ പറഞ്ഞ ഈ രീതി മലാലയുടെ ദുരന്തത്തില്‍ പ്രതികരി ച്ചവരെ മുഴുവനും എതിര്‍ക്കുന്ന വിധത്തിലായിപ്പോയി എന്നു മാത്രം. താങ്കള്‍ അത്‌ ഉദ്ധ്യേശിച്ചിരുന്നില്ലെങ്കിലും. മലാല മാത്രമല്ല, താങ്കള്‍ ഉന്ന വച്ചവര്‍ക്ക്‌ എല്ലാം ആയുധങ്ങളാണ്‌. അവര്‍ ജീവിക്കുന്നതു തന്നെ ഒരു മതത്തേയും ഒരു സമുദായത്തേയും കല്ലെറിയാനാണ്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അവര്‍ക്കുള്ള കല്ലുകള്‍ നമ്മില്‍ ചിലര്‍ തന്നെ അവര്‍ക്ക്‌ എത്തിച്ച്‌ കൊടുക്കുന്നുമുണ്ട്‌. നാട്ടിലെ ജങ്ക്ഷനില്‍ ഒരു ചായക്കട. നാട്ടുകാര്‍ എന്നും അവിടെ ഒത്തുകൂടും, ആകാശവാണി കേള്‍ക്കും, പത്രങ്ങള്‍ വായിക്കും, അറിയാത്തതും അറിയാവുന്നതും എല്ലാം പറയും, വാഗ്വാദങ്ങള്‍ നടത്തും, ചിലര്‍ക്ക് കയ്യടി, ചിലര്‍ക്ക് എതിര്‍പ്പ് രാത്രി എല്ലാരും പിരിഞ്ഞുപോകും. ഇപ്പൊ ആ ചായക്കടയ്ക്കു പകരം വേദി ഫേസ്ബുക്ക് ആയെന്നു മാത്രം. കയ്യടിക്കു പകരം ലൈക്കുകളും കമന്റുകളും. ഇവിടെയും പലരും വരുന്നു, ചിലരൊക്കെ കാര്യമറിയാതെ വലിയ വായില്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കയ്യടി (ലൈക്ക്) വാങ്ങാന്‍ ശ്രമിക്കുന്നു, ചിലരോ, കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് വര്‍ത്തമാനങ്ങള്‍ പറയുന്നു. ചായക്കടയില്‍ പറയുന്നത് നാട്ടിലെ പതിനഞ്ചുപേര്‍ കേള്‍ക്കും, ഫേസ്ബുക്കില്‍ പറയുന്നത് ലോകത്ത് പതിനായിരം പേര്‍ കേള്‍ക്കും. അതില്‍ ഒരു വിഷയമായി മലാലയും! ആളുകള്‍ അറിയാവുന്നതും ഇല്ലാത്തതും ഒക്കെ വിളിച്ചു പറയുന്നു. അത്രേ ഉള്ളൂ! അജിത്തെട്ടന്റെ ഈ അഭിപ്രായം കടമെടുക്കുന്നു. അതില്‍ ഒരു "രാഷ്ട്രീയ" എന്നുകൂടി ചേര്‍ക്കുന്നു. ഇവിടെ അനീതിക്കെതിരെ പറയണം എന്നത് ശരി തന്നെ, പക്ഷെ അത് അമിതമായിപ്പോയി എന്നാണെന്റെ അഭിപ്രായം. ഇവിടെ നടക്കുന്ന അനീതികള്‍ ഉദാഹരണത്തിന് കല്‍ക്കരി, 2G, കോമണ്‍ വെല്‍ത്ത് മുതലായ അഴിമതികള്‍, മല്യയുടെ കടം എഴുതിത്തള്ളല്‍, നമ്മുടെ മെട്രോ പദ്ധതി, ഇനിയും തുടങ്ങാത്ത സ്മാര്‍ട്ട് സിറ്റി തുടങ്ങിയവക്കെതിരെയുള്ള ഇ-ഇടപെടലുകള്‍ നാമമാത്രമായിരുന്നു. അവയെക്കുറിച്ചെല്ലാം കുറെ പോസ്റ്റുകളും സ്റ്റാറ്റസുകളും ഉണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. അതേ സമയം ഒരു പാട് ബ്ലോഗുകളില്‍ മലാലയെക്കുറിച്ചുള്ള കവിതകള്‍/ലേഖനങ്ങള്‍ കാണാനായി. പ്രാധാന്യം ഉള്ള വിഷയം തന്നെ, പക്ഷെ ഇത്രയ്ക്കു വേണോ? പിന്നെ മറ്റൊരു ഖേദകരമായ കാര്യം. എത്ര സെന്‍സേഷനല്‍ ഇഷ്യു ആയാലും അടുത്ത ഇഷ്യു വരുന്നത് വരെയേ അതിനെല്ലാം ആയുസ്സുണ്ടാകാറുള്ളൂ. ഓഫ്‌ ടോപിക്: മുല്ലപ്പെരിയാറിന്റെ അടുത്തെങ്ങാനും പോയി കണ്ണീരൊലിപ്പിച്ചാല്‍ അത് തമിഴനേ ഗുണമുണ്ടാകൂ എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ്‌ എനിക്ക് തോന്നിയത് എന്റെ മനസ്സിൽ ഉള്ള അങ്ങനെ എന്റെ ചെറിയ "സംഭവങ്ങള്‍" ഞാൻ വിപുലീകരിച്ചു എഴുതുന്നു അത്രമാത്രം നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വായിക്കുക . അല്ലെങ്ങിൽ പ്ലീസ് ക്ലോസ് ചെയ്ത് എന്നെ ശപിക്കാതെ പോകുക പിന്നെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഞാൻ ഒരു "മാപ്പിള" ആയതിനാൽ എഴുത്തിനൊരു "മാപ്പിള ചൊയ" ഉണ്ടാവും അതും അങ്ങ് സഹി ച്ചേ പറ്റൂ അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു.. അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും ആര്‍ എസ് എസ് മുതല്‍ എന്‍ ഡി എഫ് വരെ ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍ ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ? തങ്ങളൂട്ടിയുടെ ഒരു ദര്‍ശനാ ടി വി ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി നായര്‍ മാപ്പിള ഒന്നാം കേരള മഹായുദ്ധം തുടങ്ങി മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ രാഹുല്‍ ഗാന്ധിയോ ഘണ്ടിയോ അതോ വെറും ചണ്ടിയോ? റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ ഹാപ്പി ബര്‍ത്ത്ഡേ മൈ പട്ടീ ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം സ്തോത്രം സ്തോത്രം ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ അബായ,ഹി ത ലക്കെട്ട്‌ വായിച്ചാൽ മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന് സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പ സാ മുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള ചാറ്റ് റൂം അവര്‍ ചാറ്റ് റൂമില്‍ അവള്‍ പേറ്റ് റൂമില്‍ ചോരകുഞ് ചവറ്റ് റൂമില്‍ മിസ്സ്ഡ് കോള്‍ ‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി (ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഇമ്മാതിരി ഒരു തലക്കെട്ടിന് പ്രേരിപ്പിച്ചത് വേറൊരു പിരാന്തന്‍ ചിന്താഗതിയാണ്. നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ സ മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ” ജിഹാദും .ത്വലാഖും ഈ ലോകത്തുളള മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നാം ഓരോരുത്തരും ഓരോ കണ്ണാടിക്കൂട്ടില്‍ കഴിയുകയാണ്. അല്ലെങ്കില്‍ കാചമയമായ ശവപ്പെട്ടിയില്‍ കിടക്കുന്നു. അവിടെക്കിടന്നുകൊണ്ടു നോക്കുമ്പോള്‍ പ്രതീക്ഷയുടെ വൃക്ഷം പൂവണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് തോന്നുന്നുണ്ട്. എന്നാല്‍ ഒന്നുകൂടെ നോക്കു. മരം അന്തര്‍ദ്ധാനം ചെയ്തതായി നാം മനസ്സിലാക്കും. ഇതുതന്നെയാണ് മനുഷ്യജീവിതം. പ്രമേയതയുടേയും അപ്രമേയതയുടേയും ഇടയിലകപ്പെട്ടു മനുഷ്യന്‍ ഉഴലുന്നു. ഇവിടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യവും മരണത്തിന്റെ ശൂന്യതയും മാത്രമേ സത്യാത്മകങ്ങളായുള്ളു. ഈ ചിന്താഗതിക്കു കലാപരമായ ആവിഷ്കാരം നല്കിയിട്ടുള്ള അത്യന്ത സുന്ദരമായ ഒരു നോവല്‍ ഫ്രാന്‍സില്‍ ആവിര്‍ഭവിച്ചിരിക്കുന്നു. മഹായശസ്കനായ യനസ്കൊയാണ് ഇതിന്റെ കര്‍ത്താവ്. ഷാങ്പോള്‍ സാര്‍ത്രിന്റെ ʻല നോസʼയെക്കാള്‍ (La Nausee–1938 അല്‍ബേര്‍ കമ്യുവിന്റെ ʻലെത്രാങ്ഷെʼയെക്കാള്‍ (LʼEtranger–1942) ഈ നോവലിനു മനോഹാരിതയുണ്ട്. ʻലെ സൊലിതര്‍ʼ (Le Solitare) എന്നാണ് ഇതിന്റെ പേര്‍. സൊലിതര്‍ എന്ന ഫ്രഞ്ച് പദത്തിന് ഹെര്‍‌മിറ്റ് –- സന്ന്യാസി –- എന്നര്‍ത്ഥം. ന്യൂയോര്‍‌ക്കിലെ വൈക്കിങ് പ്രസ്സ് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് തര്‍ജമയുടെ പേര്‍ ʻദ ഹെര്‍മിറ്റ്ʼ എന്നുതന്നെയാണ്. പ്രഖ്യാതനായ ഫ്രഞ്ച് നിരൂപകന്‍ ഫ്രാങ്സ്വ നുറിസ്യേ യനസ്കൊയുടെ നോവലിനെക്കുറിച്ച് എഴുതി. ʻനമ്മുടെ ശതാബ്ദത്തിലെ രോഗത്തെ നിരീക്ഷിക്കുകയും വിശദമാക്കുകയും ചെയ്യുന്ന ʻസന്ന്യാസിʼയെന്ന നോവല്‍ നമ്മുടെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കൃതികളില്‍ ഒന്നാണെന്ന് എതാനും വര്‍ഷങ്ങള്‍ക്കകം നാം മനസ്സിലാക്കുന്നതാണ്. മഹാന്മാരായ പല നിരൂപകരും ആ നോവലിനെക്കുറിച്ച് ഇമ്മട്ടില്‍ത്തന്നെ അഭിപ്രായം ആവിഷ്ക്കരിച്ചിട്ടുണ്ട്. നാമൊക്കെ കാലപ്രവാഹത്തിലുടെ ഒഴുകുകയാണ്. ഇരുവശവുമുള്ള സാഹിത്യകൃതികളെ ഒന്നുനോക്കാന്‍ മാത്രമേ നമുക്കു കഴിയുന്നുള്ളു. അങ്ങനെ ഒഴുകുമ്പോള്‍ അവയില്‍ ഒരെണ്ണം ʻനില്ക്കു, എന്നെ സുക്ഷ്മനിരീക്ഷണം ചെയ്യുʼ എന്നു നമ്മോട് ആവശ്യപ്പെടുന്നു. കാലില്‍ ആരോ പിടിച്ചവലിച്ചതുപോലെ നാം ചലനമറ്റവരായി ഭവിക്കുന്നു. നാം ആ ആഹ്വാനം കേട്ടു സംവീക്ഷണം ചെയ്യുകയായി. തികച്ചും ആഹ്ലാദപ്രദമാണ് ഈ കൃത്യം. യനസ്കൊയുടെ നോവലിലെ നായകനു പേരില്ല. അയാള്‍ വിചാരിക്കുന്നു. ʻമുപ്പത്തിയഞ്ചു വയസ്സായ ഈ സമയത്ത് ഈ ദൈനംദിന പ്രവര്‍ത്തനം ഉപേക്ഷിച്ച് പോകാനുള്ള സമയം എന്നേ കഴിഞ്ഞു പോയിരിക്കുന്നുവെന്നു തോന്നുന്നു. അങ്ങനെ തളര്‍ച്ചയുളവാക്കുന്ന ദിനകൃത്യങ്ങള്‍ ഉണ്ടെന്നു സങ്കല്പിച്ചുക്കാണ്ടുതന്നെ. എന്റെ ജോലിയില്‍ എനിക്കു മടുപ്പും ക്ഷീണവുമുണ്ടായി. ഞാന്‍ വേഗത്തില്‍ നാല്പതിന്നേടടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ സ്വത്ത് എനിക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ നൈരാശ്യം കൊണ്ടും വൈരസ്യം കൊണ്ടും മരിച്ചുപോകുമായിരുന്നു.ʼ തുടര്‍ന്ന് ഓരോ സംഭവവും അനാവരണം ചെയ്യപ്പെടുന്നു. അയാള്‍ ഒരു കമ്പനിയിലെ താണതരത്തില്‍പ്പെട്ട ഗുമസ്തനായിരുന്നു. പതിനഞ്ചു കൊല്ലമായി ആ പാവം അവിടെ ജോലിചെയ്യുകയാണ്. അയാള്‍ കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയി. അമ്മയുടെ ആഗ്രഹം മകന്‍ ഡോക്ടറോ, എഞ്ചിനീയറോ, സാഹിത്യകാരനോ ആകണമെന്നായിരുന്നു. പക്ഷേ, അവനു കിട്ടിയത് ഗുമസ്തന്റെ പണി മാത്രം. നിരാശതയില്‍ വീണ അമ്മയും ഈ ലോകം വിട്ടുപോയി. അങ്ങനെ വിരസമായ ജോലിയില്‍ എര്‍പ്പെട്ടിരിക്കുമ്പോപോള്‍ ഒരു ദിവസം അയാള്‍ക്ക് അറിവുകിട്ടി, അമേരിക്കയില്‍ താമസിച്ചിരുന്ന ഒരമ്മാവന്‍ തന്നെ വലിയ സ്വത്തിന്റെ അവകാശിയാക്കിയിട്ട് മരിച്ചിരിക്കുന്നുവെന്ന്. ധനികനായപ്പോള്‍ ക്ലാര്‍ക്കു ജോലി ഉപേക്ഷിച്ച് പുതിയ ജീവതമാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഗുമസ്തന്റെ ജീവിതം! എന്തൊരു ശുഷ്കമായ ജീവിതമാണത്! മണി എട്ടരയാകുമ്പോള്‍ ഓഫീസിലെത്തിക്കൊള്ളണം. എട്ടേമുക്കാലിനകം എത്തിയില്ലെങ്കില്‍ അന്നത്തെ ദിവസം ഹാജരില്ല. കാര്‍ഡില്‍ ഒപ്പിട്ടില്ലെങ്കില്‍ പിഴയൊടുക്കുകയും വേണം. അയാളൊരിക്കലും വിപ്ലവകാരിയായിരുന്നില്ല്ല; വിഷാദമഗ്നനാണോ? അല്ല. ആഹ്ലാദഭരിതനാണോി അല്ല. ജഗദുത്പത്തിയില്‍ അടിതൊട്ടു മുടിവരെ താന്‍ വിലയംകൊണ്ടിരിക്കുകയാണെന്ന് അയാള്‍ക്കു തോന്നി. ആര്‍ക്ക് അയാളുടെ ആ നില മാറ്റാന്‍ കഴിയും. മുകളില്‍ ആകാശം. താഴെ ഭുമി. ഗുരുത്വാകര്‍ഷണസിദ്ധാന്തവും അതുപോലുള്ള മറ്റനേകം സിദ്ധാന്തങ്ങളും –- അവയ്ക് അയാള്‍ വിധേയനായിരിക്കുന്നു. വൈരസ്യവും വിഷാദവും മാത്രമേ അയാള്‍ക്കു കുട്ടുകാരായി ഉണ്ടായിരുന്നുള്ളു. ഗുമസ്തനായിരിക്കുമ്പോള്‍ മുന്നു പെണ്ണുങ്ങള്‍ –- ഷ്യുലിയത്, ഷാന്‍, ലുസിയന്‍ –- അയാളുടെ ജീവിതത്തിലേക്കു കടന്നുവന്നു. അവരോടു താല്‍ക്കാലികമായ ബന്ധം മാത്രമേ അല്‍ക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ സ്ത്രീകള്‍ അയളെ ആകര്‍ഷിക്കാറില്ല. പ്രപഞ്ചം ഒരു വലിയ കൂടാഎയോ തടവറയായോ അയാള്‍ക്കു തോന്നി. അതിന്റെ ല്‍േത്തട്ട് ആകാശം. ഭിത്തികള്‍ ചക്രവാളം ഗുമസ്തന്റെ ജോലി ഉപേക്ഷിച്ച് അയാള്‍ നഗരോപാന്തത്തില്‍ ഒരു പാര്‍പ്പിടം കണ്ടുപിടിച്ചു. അമേരിക്കയിലെ അമ്മാവന്റെ കാരുണ്യത്താല്‍ അയാളിന്ന് ധനികനാണ്. എന്നാല്‍ അതുകൊണ്ട് അയാളുടെ ജീവിതവൈരസ്യം മാറിപ്പോയെന്നു ധരിക്കേണ്ടതില്ല. തന്റെ വീട്ടിനടുത്തുള്ള പാതയിലുടെ നടന്നുപോകുന്നവരെ പ്രേതങ്ങളായിട്ടാണ് അയാള്‍ കണ്ടത്. കേവലമൂല്യങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത ഈ ലോകം വെറുമൊരു ഗോളം, മറ്റൊരു ഗോളത്തിനകത്തുള്ള ഗോളം. ആ മറ്റൊരു ഗോളമാകട്ടെ വേറൊരു ഗോളത്തിനകത്തും. അതുവേറൊന്നിന്റെ ഉള്ളില്‍. ആ പുതിയ വീട്ടില്‍ അയാള്‍ അങ്ങനെ കഴിഞ്ഞുകൂടി. കഴിഞ്ഞുകൂടുക എന്നൊരു പ്രവര്‍ത്തനമല്ലേ? പക്ഷേ, അയാള്‍ സ്വയമറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നില്ല. അയാളെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ചില സവിശേഷങ്ങളായ പരിതഃസ്ഥിതികളും ചിന്തകളുമുണ്ടാല്‍ അവയ്ക്ക് വിധേയനാകുന്ന മനുഷ്യന്‍ ഇന്ന രീതിയിലേ പെരുമാറു, ഇന്ന രീതിയിലേ വിചാരിക്കു എന്ന് മുന്‍കൂട്ടിത്തന്നെ നിര്‍ണ്ണയിക്കാം. ഇതിനെയാണ് ഇംഗ്ലീഷില്‍ കണ്ടീഷനിങ്ങ് എന്നു പറയുന്നത്. ഈ ലോകത്ത് മനുഷ്യന്‍ സാമുഹികമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പട്ടിരിക്കുന്നു. പക്ഷേ, ജീവശാസ്ത്രപരമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാവും കുടുതല്‍ ശരി. അതുമല്ല, മനുഷ്യന്‍ ജഗത്സംബന്ധീയമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ശരി. ഇവിടെ സത്യവുമില്ല അസത്യവുമില്ക. അയാളുടെ അനിയതമായ ഈ മാനസികാവസ്ഥ കണ്ട് ആരോ പറഞ്ഞു, അയാളെ മുറിക്കുള്ളില്‍ പുട്ടിയിടണമെന്ന്. അതുകേട്ട് അയാള്‍ ചോദിച്ചു: ʻഎന്നെ പുട്ടിയിടുകയോ? മറ്റുള്ള എല്ലാ ആളുകളെയുമെന്ന പോലെ എന്നെ എപ്പോഴേ പുട്ടിയിരിക്കുന്നു. കണ്ണാടി അദൃശ്യമാണ്. അത്രേയുള്ളുʼ ഇങ്ങനെ വിഷാദപുര്‍ണ്ണമായ ജീവിതം അയാള്‍ നയിക്കുമ്പോള്‍ ഹോട്ടലിലെ ജോലിക്കാരി പറഞ്ഞു ʻസര്‍ അങ്ങു സ്വന്തം കാര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്നു. അതു സത്യമാണ്. അങ്ങയ്ക്ക് ഒരു സ്ത്രീ വേണം. എന്നെ വേണമെങ്കില്‍ ʼ ʻകബാലʼയില്‍ എഴുതിയിട്ടുണ്ട് ഈശ്വരന്‍ ഇരുപത്തിയേഴു പ്രാവശ്യം ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നു്. ഇത് ഇരുപത്തെട്ടാമത്തെ സൃഷ്ടിയത്രെ. ഇതും വിജയം പ്രാപിച്ചില്ല. ശൂന്യതയില്‍ താണുപോകാന്‍ അദ്ദേഹം അതിനെ അനുവദിച്ചിരിക്കുകയാണ്. പരാജയപ്പെട്ട ഈ പ്രപഞ്ചത്തില്‍ അയാള്‍ ജീവിക്കുമ്പോള്‍ ആ നഗരോപാന്തത്തില്‍ ഒരാഭ്യന്തരയുദ്ധം ഉണ്ടായി. രക്തപ്പുഴകള്‍ ഒഴുകി. തലകള്‍ ഉരുണ്ട് തെറിച്ചു. അയാള്‍ക്ക് അടുത്തു പരിചയമുണ്ടായിരുന്ന പലരും വിപ്ലവത്തില്‍ മരിച്ചു. താല്‍ക്കാലികമായി ബന്ധമുണ്ടാക്കിയ ഹോട്ടലിലെ പരിചാരിക മറ്റൊരുവനെ അന്വേഷിച്ചു പോയി. എന്തിനാണ് ആളുകള്‍ ഇങ്ങനെ അന്യോനം കൊല്ലുന്നത്? മരണത്തെ പിന്നിലേക്കു തള്ളിനീക്കാന്‍ അവര്‍ക്കു കഴിയുകയില്ല എന്നതുകൊണ്ടുതന്നെ. അതൊക്കെ കണ്ടപ്പോള്‍ അയാള്‍ സ്വയം ചോദിച്ചു: ʻഞാന്‍ʼ എന്നതു ജീവിക്കുന്നുണ്ടോ? സ്ഥൂലവും സുക്ഷ്മവുമായ രണ്ട് അനന്തതകള്‍ക്കു മദ്ധ്യത്തില്‍ ʻഞാന്‍ʼ ഉണ്ട്. ഞാന്‍ എന്നതാര്? ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു രേണു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകരാശീകൃതമായ സ്വര്‍ഗംഗ. കാലം കഴിഞ്ഞു. അയാള്‍ വൃദ്ധനായി. പുതിയ തലമുറയെ കണ്ടപ്പോള്‍ അയാള്‍ക്കു തോന്നി ലോകം യുവത്വമാര്‍ജ്ജിച്ചെന്ന്, തനിക്കു വാര്‍ദ്ധക്യം സംഭവിച്ചെന്ന്. ഒരു ദിവസം പക്ഷികളുടെ കളകളനാദം കേട്ട് അയാള്‍ ഉണര്‍ന്നു. ജനല്‍ തുറന്നുനോക്കിയപ്പോള്‍ അടിമുടി പൂത്ത ഒരു മരം. കൈനീട്ടിയാല്‍ അയാള്‍ക്കതു തൊടാം. നീലപ്പക്ഷികളും പച്ചപ്പക്ഷികളും അതില്‍ നിന്നു പറന്നുയര്‍ന്നു. അയാള്‍ വീടു സൂക്ഷിക്കുന്നവളെ വിളിച്ചു പറഞ്ഞു. ʻവരു മുറ്റത്ത് ഒറ്റരാത്രികൊണ്ടു മനോഹരമായ ഒരു മരം. വന്നു കാണു.ʼ അവള്‍ വന്നുനോക്കിയപ്പോള്‍ വൂക്ഷം അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. അതില്‍നിന്ന് അയാള്‍ അടര്‍ത്തിയെടുത്ത മുന്നു പൂക്കള്‍ മേശപ്പുറത്തുണ്ട്. വെള്ളം നിറച്ച ഗ്ലാസ്സില്‍ അവയിട്ടിട്ട് അവള്‍ പോയി. പിന്നെയും മരം പ്രത്യക്ഷമായി. ഒരു മരം കൂടെ. തുടര്‍ന്ന് അനവധി മരങ്ങള്‍. ഒരു വലിയ പാത. എന്തെന്നില്ലാത്ത പ്രകാശം. ഒരു ഉദ്യാനം. ഇതെല്ലാം അയാള്‍ മുന്നില്‍ കണ്ടു. അവ മറഞ്ഞേയ്ക്കുമെന്ന് കരുതി അയാള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല. ഉദ്യാനം അയാളുടെ അടുക്കലെത്തി. അയാള്‍ അതിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. അതോ നിമിഷങ്ങളോ. പെട്ടെന്ന് എല്ലാം മറഞ്ഞു. പ്രകാശത്തിന്റെ ഒരംശം മാത്രമേ അയാളുടെ ഉള്ളില്‍ കടന്നുള്ളു. അതൊരു സൂചന തന്നെ. നോവല്‍ ഇവിടെ അവസാനിക്കുന്നു. ഡാനിഷ് തത്ത്വചിന്തകനായ സൊയ്റന്‍ ഒബ്യു കീര്‍കഗോര്‍ (Soren Aabye Kierkegaard 1813–55) വിശദീകരിച്ചിട്ടുള്ള നൈരാശ്യം (Despair സന്ത്രാസം (Dread – Angst) ഇവയെ കലാപരമായി ആവിഷ്കരിച്ചതിന്റെ ചാരുതയാണ് ഈ നോവലിനുള്ളത്. മനുഷ്യന്‍ എത്ര സുഖപ്രദമായ ജീവിതം നയിച്ചാലും നൈരാശ്യത്തിനു വിധേയനാണെന്നാണ് കീര്‍കഗോറിന്റെ മതം. കാരണം ജീവിതത്തിന്റെ എല്ലാ അംശങ്ങളും മനുഷ്യനു നിയന്ത്രിക്കാനാവാത്ത ഏതോ ഒന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നാതാണ്. അമ്മാവന്‍ നല്കിയ ധനം കൊണ്ടു നോവലിലെ കഥാപാത്രത്തിന് ആഹ്ലാദനിഭരമായ ജീവിതം നയിക്കാവുന്നതേയുള്ളു. എന്നിട്ടും അജ്ഞാതമായ ആ ശക്തിവിശേഷം അയാളെ നൈരാശ്യത്തിലേക്കു വലിച്ചെറിയുന്നു. ആ നീര്‍ക്കയത്തില്‍ വീണ അയാള്‍ക്കു ശ്വാസംമുട്ടലുണ്ടാകുന്നു. അതുപോലെ സന്ത്രാസത്തിനും അയാള്‍ അടിമയാവുകയാണ്. കീര്‍കഗോര്‍ സ്പഷ്ടമാക്കിത്തരുന്ന സന്ത്രാസത്തിന് വസ്തുക്കളുമായി ബന്ധമില്ല. നാം റോഡിലുടെ നടക്കുമ്പോള്‍ ഒരാന മദംപൊട്ടി നമ്മുടെ നേര്‍ക്ക് ഓടിവരുന്നുവെന്ന് സങ്കല്പിക്കു. നാം പേടിക്കും. എന്നാല്‍ ആനയെ ആരെങ്കിലും ബന്ധിച്ചാല്‍ നമ്മുടെ പേടി മാറും. ഇതല്ല സന്ത്രാസത്തിന്റെ അവസ്ഥ. വസ്തുക്കളില്‍ നിന്നല്ല അതിന്റെ ഉത്ഭവം. ജീവിതം എതു നിമിഷത്തിലും ശുന്യതയില്‍ വിലയം കൊള്ളാമല്ലോ. ഈ ശൂന്യതയില്‍ നിന്നാണ് സന്ത്രാസം ജനിക്കുന്നത്. നോവലിലെ നായകന്‍ അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ, ശുന്യമായ ജീവിതത്തിന്റെ സന്ത്രാസത്തിലമര്‍ന്ന് ഉഴലുന്നതു യനസ്കൊ വിസ്മയാവഹമായ പ്രാഗത്ഭ്യത്തോടെ ആലേഖനം ചെയ്യുന്നു; സാര്‍ത്രിനോ കമ്യുവിനോ കഴിയാത്ത മട്ടില്‍ത്തന്നെ. ʻഅഭ്യസനംʼ (Lesson ʻകസേരകള്‍ʼ (Chairs) എന്നീ അബ്സേഡ് നാടകങ്ങളെഴുതിയ യനസ്കോ ʻഅടിസ്ഥാനപരമായിʼ ഭാവാത്മകസാഹിത്യകാരനല്ല. പക്ഷേ, ഈ ന്നേവലിന്റെ രചയിതാവായ അദ്ദേഹം ഭാവാത്മക കവിയാണ്. ഭാവാത്മകത്വം അംഗീകരിക്കുന്ന സാഹിത്യകാരന്‍ ആത്മാവിന്റെ വിവിധ മണ്ഡലങ്ങളെയാണു ചിത്രീകരിക്കുന്നത്. അസ്തിത്വവാദം എന്ന തത്ത്വചിന്താപദ്ധതിയില്‍ ചെന്നുവീണ യനസ്കൊ അതിന്റെ തത്ത്വങ്ങളെ വെറും തത്ത്വങ്ങളായി അവതരിപ്പിക്കാതെ വാങ്മയചിത്രങ്ങളായി ആവിഷ്ക്കരിക്കുന്നു. ആ ചിത്രങ്ങള്‍ കലാകാരന്റെ ആത്മാവിലേയ്ക്കാണ് നമ്മെ കൊണ്ടുപോകുന്നത്. അതിനാല്‍ ഈ നോവലിന്റെ കലാത്മകത്വത്തെക്കുറിച്ച് നമുക്കു തെല്ലും സംശയമുണ്ടാകേണ്ടതില്ല. സാഹിത്യം ആസ്വദിക്കുന്നവര്‍ക്കു സാഹിത്യസൃഷ്ടികളിലെ ആശയസാമ്രാജ്യത്തിന്റെ സത്യാത്മകത പരിശോധിക്കേണ്ട കാര്യമില്ല. നിരീശ്വരന്‍ പോലും ടാഗോറിന്റെ ഗീതാഞ്ജലി വായിച്ച് രസിക്കുന്നുണ്ട്. പിന്തിരിപ്പന്മാര്‍ സഹൃദയരാണെങ്കില്‍ പാവ്ലോ നെറുദയുടെ കാവ്യങ്ങള്‍ ആസ്വദിക്കാതിരിക്കില്ല. ജനാധിപത്യവാദികള്‍ ഫാസിസ്റ്റായ എസ്രാ പൌണ്ടിന്റെ കാവ്യങ്ങള്‍ ഉത്കൃഷ്ടങ്ങളാണെന്നു സമ്മതിക്കുന്നു. എങ്കിലും യനസ്കൊയുടെ ആശയസംഹിതയിലെ ഒന്നുരണ്ട് അംശത്തെയെങ്കിലും പരിശോധിച്ചു നോക്കുന്നതു പാഴ്‌വേലയായിപ്പോകുമെന്നു നമുക്കു വിചാരമില്ല. നോവലിലെ കഥാപാത്രം തനിയെ പ്രവര്‍ത്തിക്കുകയല്ല. ആരോ അയാളെക്കൊണ്ടു പ്രവര്‍ത്തപ്പിക്കുകയാണെന്നു പ്രസ്താവമുണ്ടഗ്ലോ. ഈ ʻആരോʼ എന്നതു പ്രകൃതിതന്നെയാണ്; അല്ലെങ്കില്‍ പ്രാകൃതികസഭവങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ ഇവിടെ അവലംബമില്ലാത്തവന്‍. പ്രകൃതിയും അതിന്റെ സംഭവങ്ങളും അവനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നു എന്നത് അസ്തിത്വവാദത്തില്‍ വിശ്വസിക്കുന്നവരുടെ പ്രധാനപ്പെട്ട സിദ്ധാന്തമാണ്. ഒറാങ് നഗരത്തില്‍ പ്ലേഗ് വരുന്നതായി കമ്യു വര്‍ണ്ണിക്കുന്നു. പ്ലേഗ് അല്ലെങ്കില്‍ അതിന്റെ അണുക്കള്‍ വന്നെത്തുന്നതു പ്രാകൃതികസംഭവമാണ്. അതിനെതിരായി മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതു നിഷ്ഫലമാണ് എന്നത്രേ കമ്യു പ്രഖ്യാപിക്കുക. ഡോ. റിയുവും കുട്ടുകാരും എത്ര ശ്രമിച്ചിട്ടും പ്ലേഗ് ഒഴിയുന്നില്ല. ഒടുവില്‍ ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ ആ രോഗം തനിയെ മറയുന്നു. പ്ലേഗിന്റെ അണുക്കള്‍ എവിടെയുമുണ്ട്. അത് ഏതുസമയത്തും ആക്രമിച്ചേക്കാം എന്ന് ഡോ. റിയു പറയുന്നുണ്ട്. പ്രകുതിയിലെ സംഭവങ്ങളെ തടുത്തു നിര്‍ത്താന്‍ മനുഷ്യന്‍ അസമര്‍ത്ഥനാണെന്നാണ് ഇത് വ്യക്തമാക്കിത്തരുന്നത്. ʻഖസാക്കിന്റെ ഇതിഹാസʼത്തിലെ നായകനായ രവിക്കു വസൂരി വരുന്നു. വസൂരിയുടെ അണുക്കള്‍ പ്രകൃതിയിലുള്ളതാണ്. അയാള്‍ക്ക് ലൈംഗികാസക്തി ഉണ്ടാകുന്നു. ലൈംഗികാസക്തിയും യുദ്ധപ്രവണതയും അന്തരീക്ഷത്തിലെ മര്‍ദ്ദം കൊണ്ടു ജനിക്കുന്നതാണെന്നു ചില അസ്തിത്വവാദികള്‍ക്ക് അഭിപ്രായമുണ്ട്. അതിനാല്‍ രവിയെ ഒരു തരത്തിലും കുറ്റപ്പെടുത്തേണ്ടതില്ലെന്നുവരെ അവര്‍ വാദിച്ചേക്കും. യനസ്കൊയുടെ കഥാപാത്രവും പ്രവര്‍ത്തിക്കാന്‍ നിര്‍ബദ്ധനാവുകയാണ്, അയാള്‍ സ്വയം പ്രവര്‍ത്തിക്കുകയല്ല. പ്രപഞ്ചം അര്‍ത്ഥരഹിതവും ʻഅബ്സേഡുʼമാണ്. മനുഷ്യന്‍ ഈ അര്‍ത്ഥരാഹിത്യത്തിന്റെയും പൊരുത്തക്കേടിന്റെയും മുമ്പില്‍ നിസ്സഹായനായി നില്ക്കുന്നു. സിസിഫസിന്റെ കല്ല് ഉരുണ്ടു താഴത്തേക്കു വരുന്നത് അയാള്‍ നിരാശ്രയനായി നീക്ഷിക്കുന്നതുപോലെ മനുഷ്യന്‍ പ്രാകൃതിക സംഭവങ്ങള്‍ ഉരുണ്ടുവരുന്നതു ഗതിഹീനനായി നോക്കിനില്ക്കുന്നു. യനസകൊയുടെ കഥാപാത്രം അങ്ങനെയുള്ള മനുഷ്യന്റെ പ്രതീകമത്രേ. ചിലപ്പോള്‍ പ്രത്യാശ, പൂവണിഞ്ഞ മരംപോലെ അയാളുടെ മുമ്പില്‍ വന്നു നിന്നുവെന്നു വരും. അതിന്റെ പൂക്കള്‍ അയാള്‍ക്കു പിന്നീട് ആശ്വാസമരുളാന്‍ മേശപ്പുറത്തു കിടന്നുവെന്നും വരും. പക്ഷേ,ആ പൂക്കളും വാടിപ്പോകും വെള്ളത്തിലിട്ടു വെച്ചാലും അതു വാടാതിരിക്കില്ല. മനുഷ്യനെ ഒഴിച്ചുനിറുത്തിയിട്ടു പ്രപഞ്ചത്തെ മാത്രം കുറ്റപ്പെടുത്തുന്ന ഈ രീതി ശരിയാണോ? പ്രകൃതി സാന്മാര്‍ഗ്ഗികമല്ല (moral അസന്മാര്‍ഗ്ഗികമല്ല (immoral അതു രണ്ടുമല്ലാത്തമട്ടില്‍ നില്ക്കുന്നു (amoral ജീവിതം പ്രസാദാത്മകവുമല്ല വിഷാദാത്മകവുമല്ല. മനുഷ്യനാണ് സ്വന്തം വികാരങ്ങളെ പ്രകൃതിയിലും ജീവിതത്തിലും ആരോപിക്കുന്നത്. കമ്യുവിന്റെയും സാര്‍ത്രിന്റെയും ഗ്രന്ഥങ്ങളാകെ വായിച്ചുനോക്കിയിട്ടും ഈ സത്യത്തെ നിരാകരിക്കുന്ന ഒരു പ്രസ്താവവും എനിക്കു കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അസ്തിത്വവാദം അസത്യമോ, അര്‍ദ്ധസത്യമോ ആണെന്ന് എനിക്കു വിചാരമുണ്ട്. എങ്കിലും യനസ്കൊയുടെ നോവല്‍ എന്നെ രസാനുഭുതിയുടെ മണ്ഡലത്തിലേക്കു നയിക്കുന്നു. അസ്തിത്വവാദം ഒരു തരത്തിലുള്ള ദൈവായത്തതയിലാണ് (fatalism) നിലയുറപ്പിച്ചിരിക്കുന്നത്. മനുഷ്യനു യുക്തിയുണ്ട്. അവന്റെ മനസ്സിന് ക്രമമുണ്ട്, വ്യവസ്ഥയുണ്ട്. ഇതൊക്കെ അസ്തിത്വവന്ത നിഷേധിക്കുന്നു. ഈ നോവലില്‍ ഈ നിഷേധത്തിന്റെ ശബ്ദം ഉറക്കെ കേള്‍ക്കാം. ലോകാരംഭം മുതല്‍ മനുഷ്യന്‍ ഇങ്ങനെ ഗതിഹീനനായി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ചന്ദ്രനില്‍ കാലുകുത്തുമായിരുന്നില്ല; ചൊവ്വയിലേക്കു കുതിച്ചു ചെല്ലാനുള്ള ശ്രമം നടത്തുമായിരുന്നില്ല. പരിതഃസ്ഥിതികളോടു പടവെട്ടാന്‍ കഴിയാതെ പ്രപഞ്ചത്തിന്റെ ആക്രമണത്തിനു വിയേനായി പുഴുപോലെ പിടഞ്ഞുക്കാണ്ടിരുന്ന ഒരുവനാണ് അസ്തിത്വവാദികളുടെ മനുഷ്യന്‍. അയാളെത്തന്നെ ഈ നോവലിലും ഞാന്‍ കാണുന്നു. എന്നിട്ടും കലാശില്‍പമെന്ന നിലയില്‍ ഇതെന്നെ രസിപ്പിക്കുന്നു. താജ്‌മഹലിനകത്തു സദാചാരവിരുദ്ധന്മാര്‍ കയറിത്താമസിക്കുന്നുവെന്നു വിചാരിക്കുക. എങ്കിലും ആ സൌധത്തിന്റെ മനോഹാരിതയ്ക്കു കുറവു വരികയില്ലല്ലോ. Home » Top News » കേരളത്തിലെ ഉത്തരേന്ത്യൻ മലയാളം അധ്യാപകനെ കണ്ടുമുട്ടുക – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് – ആർഷി കേരളത്തിലെ ഉത്തരേന്ത്യൻ മലയാളം അധ്യാപകനെ കണ്ടുമുട്ടുക – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് – ആർഷി കൊച്ചി: ഉത്തർപ്രദേശിലെ സഹരൺപൂർ ജില്ലയിൽ നിന്നുള്ള ആർഷി സലീം, കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലുള്ള ഒരു പ്രത്യേക പരിശീലന കേന്ദ്രത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ സന്നദ്ധപ്രവർത്തകർ. പകർച്ചവ്യാധികൾക്കിടയിൽ സമക്ര ശിക്ഷ കേരളം (എസ്എസ്കെ) ആരംഭിച്ച കേന്ദ്രത്തിൽ കേരളത്തിന് പുറത്തുള്ള 30 ഓളം കുട്ടികൾ ഇപ്പോൾ മലയാളം പഠിക്കുന്നു. ഓൺലൈൻ ക്ലാസുകളില്ലാത്ത സ്കൂൾ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഇത്തരത്തിലുള്ള 41 പ്രത്യേക പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളും ആദിവാസി മേഖലകളിൽ നിന്നുള്ള ആളുകളും പലപ്പോഴും കേന്ദ്രങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടെന്ന് എസ്എസ്കെ ജില്ലാ ഓഫീസർ ഉഷ മന്ദ് പറഞ്ഞു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ നെല്ലികുഴി ഗവൺമെന്റ് ഹൈസ്കൂളിൽ മലയാളം പഠിച്ചപ്പോൾ ആർഷി കേരളത്തിലെത്തി. പത്താം ക്ലാസ്സിൽ രണ്ട് മലയാളം പേപ്പറുകളിലും എ നേടി. “എനിക്ക് മലയാളം പോലെ മലയാളം പഠിക്കാനും സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ, ഞാൻ സ്കൂളിൽ എന്റെ അധ്യാപകരെ സമീപിച്ചു, അവർ എന്നെ വളരെയധികം സഹായിച്ചു. കേരളത്തിൽ പഠിക്കാൻ ശ്രമിക്കുന്ന ഒരു മലയാളിയല്ലാത്ത വിദ്യാർത്ഥിയുടെ ബുദ്ധിമുട്ടുകൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കൂടുതലും മലയാളമാണ്. അതിനാൽ, ഈ കേന്ദ്രത്തിന്റെ ഭാഗമാകാൻ ഞാൻ തീരുമാനിച്ചു. ഞാൻ ചെയ്തു, “ആർഷി പറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ പ്രവാസി കുട്ടികൾക്ക് മലയാളം സംസാരിക്കാൻ പരിശീലനം നൽകുന്ന ഗോതമംഗലത്തിന് കീഴിലാണ് ബിആർസി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. യുപിയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമേ, ആർഷിയുടെ കീഴിൽ പ്രത്യേക ക്ലാസുകൾ നേടുന്ന അസമിൽ നിന്നുള്ള വിദ്യാർത്ഥികളും ഉണ്ട്. അവൾ ഇപ്പോൾ 12 ആം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഒരു കമ്പ്യൂട്ടർ സെന്ററിൽ പഠിക്കുന്നു. Siehe auch ഹവാല വിചാരണയ്ക്ക് ഹാജരാകാൻ തയ്യാറാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് കേരളത്തിൽ ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ബാങ്ക് ഓഫ് കേരള: ബാങ്ക് ഓഫ് കേരള: ഡിജിറ്റലൈസേഷൻ 3 മാസത്തിനുള്ളിൽ പൂർത്തിയാകും തിരുവനന്തപുരം വാർത്ത കേരളത്തിലെ എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങൾ ഒമിഗ്രോൺ പടർന്നുപിടിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല ഇവാൻ വുകൊമാനോവിച്ച്: കേരള ബ്ലാസ്റ്റേഴ്സിന് കൃത്യമായ ഏകാഗ്രതയും ശ്രദ്ധയും ഉണ്ട് മൂന്ന് മാസം മുമ്പ് കാണാതായ കേരള കോളേജ് വിദ്യാർത്ഥിയെ മുംബൈയിൽ കണ്ടെത്തി നാട്ടിലേക്ക് മടങ്ങി – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അവാർഡ് നേടിയ തൃത്താല വീട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ് ജീവിതശൈലി അലങ്കാരം 'വലിയ ചെയ്ത്ത് ആയി പോയെന്ന് പറഞ്ഞു മോഹൻലാൽ തന്ന പണിയുടെ കഥയുമായി മുകേഷ് MUKESH SHARES A FUNNY INCIDENT WITH MOHANLAL 'വലിയ ചെയ്ത്ത് ആയി പോയെന്ന് പറഞ്ഞു മോഹൻലാൽ തന്ന പണിയുടെ കഥയുമായി മുകേഷ് ഇതായിരുന്നു ആ കാലഘട്ടത്തിലെ ഗിവ് ആൻഡ് ടേക്ക്. ഒരാൾ ഒരു തമാശ കാണിച്ചാൽ അതിന്റെ കൂടെ നിൽക്കുന്ന നടന്മാരാരായിരുന്നു ഏറിയ പങ്കും. മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് മോഹൻലാൽ- മുകേഷ് കൂട്ടുകെട്ട്. സിനിമയ്ക്ക് പുറത്തും ഇരുവരും ഒന്നിക്കുമ്പോൾ രസകരമായ നിമിഷങ്ങൾ പിറക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് കാലങ്ങൾക്ക് മുൻപുണ്ടായ ഒരു രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. ഒരു സ്റ്റേജ് ഷോയ്ക്കായി അമേരിക്കയിൽ പോയപ്പോൾ മോഹൻലാൽ തനിക്ക് തന്ന ഒരു പണിയെക്കുറിച്ചാണ് മുകേഷ് പറയുന്നത്. തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വെളിവാക്കുന്ന കഥ അദ്ദേഹം തന്റെ യൂട്യൂബ് ചാനളിലൂടെയാണ് പങ്കുവെച്ചത്. ഒരു വിചിത്രമായ കഥയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ഒരു ബ്രഹ്മാണ്ഡ പരിപാടി അമേരിക്കയിൽ അവതരിപ്പിക്കാനാനുള്ള ഭാഗ്യമുണ്ടായി. മോഹൻലാലിന്റെ നേതൃത്വത്തിൽ പ്രിയദർശൻ സംവിധാന മേൽനോട്ടം, രാജീവ് കുമാർ, ജയറാം, കെപിഎസി ലളിത ചേച്ചി, ശോഭന, നഗ്മ ഉൾപ്പടെയുള്ള വലിയ സംഘമാണ് പോകുന്നത്. അതുകൊണ്ട് തന്നെ വിസയുടെ ചില നൂലാമാലകൾ ഉണ്ട്. എല്ലാ പ്രവർത്തകരും ഒന്നിച്ച് മദ്രാസിലുള്ള അമേരിക്കൻ എംബസിയിൽ വന്നിരിക്കുകയാണ്. എല്ലാവരും അറിയപ്പെടുന്ന താരങ്ങൾ തന്നെ ആയതിനാൽ മറ്റ് തടസങ്ങൾ ഒന്നും തന്നെ ഇല്ലാതെ എംബസി നടപടികൾ പുരോഗമിച്ചു. അപ്പോൾ ചെറിയ ഒരു പ്രശ്‌നം ഉണ്ടായി. ലളിത ചേച്ചി രണ്ടു മക്കൾക്കൊപ്പമാണ് വന്നത്. രണ്ടുപേരും യുവാക്കൾ ആയതിനാൽ വിസ ലഭിക്കുന്നതിൽ തടസ്സം നേരിട്ടു. അവർ പഠനത്തിനായി അമേരിക്കയിൽ തന്നെ തങ്ങിയാലോ എന്നതാണ് കാരണം. മക്കൾ ഇല്ലാതെ വരില്ലെന്ന് ലളിത ചേച്ചി. എന്ത് ചെയ്യുമെന്ന ചിന്തയിലായി എല്ലാവരും. ലളിത ചേച്ചിക്ക് പകരം മറ്റൊരാളെ പഠിപ്പിച്ച് കൊണ്ടുപോവുക എന്നത് ഇനി ബുദ്ധിമുട്ടാകും എന്ന് ഞാൻ പ്രിയനോടും മോഹൻലാലിനോടും പറഞ്ഞു. പല തവണ ഞങ്ങൾ സംസാരിച്ചെങ്കിലും ഒന്നും നടന്നില്ല. അപ്പോൾ അതിന്റെ പ്രധാന ഉദ്യോഗസ്ഥൻ കാര്യം അറിഞ്ഞു. അദ്ദേഹം ഒരു മോഹൻലാൽ ആരാധകൻ ആയിരുന്നു. അദ്ദേഹം ഒരു ഫോർമുലയുമായി വന്നു. ലിസ്റ്റിൽ ഉള്ള എല്ലാവരെയും കൊണ്ടുപോകാം പക്ഷേ മോഹൻലാൽ ലീഡർ ആയിരിക്കുന്ന സ്ഥിതിയ്ക്ക് ആരെങ്കിലും ഒരാൾ അവിടെ താങ്ങിയാൽ മോഹൻലാലിനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തും. മോഹൻലാൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ കയറി ഓക്കേ പറഞ്ഞു. ഓഫീസർ കയറ്റി വിടാനും സമ്മതിച്ചു. എല്ലാവർക്കും സന്തോഷമായി. പ്രിയൻ മാത്രം വല്ലാത്ത ഒരു ചിരി ചിരിച്ചു. മോഹൻലാൽ അത്ര വലിയ സന്തോഷത്തിൽ അല്ല. മോഹൻലാൽ ഓഫീസറുടെ മുറിയിൽ പോയി എല്ലാവർക്കുമുള്ള വിസ ശരിയാക്കി തിരിച്ചു വന്നു. കാറിൽ കയറിയപ്പോൾ അദ്ദേഹം എന്റെ ചെവിയിൽ പറഞ്ഞു. കാര്യമൊക്കെ ശരി തന്നെ നീയൊന്നു ശ്രദ്ധിക്കണം. ഇവർ എല്ലാവരും തിരിച്ചു വരണം ഇല്ലെങ്കിൽ നിനക്ക് കുഴപ്പമാണ്. എനിക്ക് സംശയമായി. എന്ത് കുഴപ്പമെന്ന് ഞാൻ ചോദിച്ചു. അകത്ത് കയറിയപ്പോൾ തനിക്ക് എല്ലാവരെയും ശ്രദ്ധിക്കാൻ പറ്റുകയില്ല. അതിനാൽ മുകേഷിന്റെ കൂടെ പേര് ചേർക്കണമെന്ന് പറഞ്ഞു. പിന്നീട് ടെന്ഷന്റെ ദിവസങ്ങളായിരുന്നു. മോഹൻലാലിന്റെ ഒരു സ്വഭാവം എന്തെന്നാൽ നാട്ടിൽ വെച്ചും ഫ്ലൈറ്റിൽ വെച്ചും നമ്മുടെ തോളിൽ കയ്യിടലും സ്നേഹവുമൊക്കെ ആണെങ്കിലും പരിപാടി സ്ഥലത്ത് ചെന്നാൽ ആള് വേറെയാണ്. ആര് മണിയാകുമ്പോൾ നമ്മുടെ മുറിയിൽ വരും. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയാണ്. പരിപാടി നന്നാവാനാണ്. അത് അദ്ദേഹത്തിന് ഒരു ലഹരിയാണ്. ഡാൻസ് റിഹേഴ്സൽ സമയത്ത് ആരോ വന്നു പറഞ്ഞു ലളിത ചേച്ചിയും മകനും മാത്രമേയുള്ളു, മകൾ ഇവിടെ ഇല്ലെന്ന്. ഞാൻ കാര്യം മോഹൻലാലിനെ അറിയിച്ചു. ലാലിന് എന്നേക്കാൾ ടെൻഷൻ. എന്നോട് പോയി വിളിച്ചുകൊണ്ടുവരാണ് പറഞ്ഞു. ഇതുപോലെ പല അവസരങ്ങളിലും ആരെയെങ്കിലും കാണാതിരിക്കുമ്പോൾ അദ്ദേഹം ഓടി വന്നു എന്നോട് പറയും.എന്റെ പേര് കൂടെ എഴുതി കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ ചോദിച്ചു. പിന്നെ ഞാൻ മാത്രമോ പോടാ എന്ന് അദ്ദേഹത്തിന്റെ മറുപടിയും. ആരെങ്കിലും മുങ്ങുന്നുണ്ടോ എന്ന് അറിയാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെ മൂന്നു പരിപാടിയും ഗംഭീരമായി കഴിഞ്ഞു.പിറ്റേദിവസം രാവിലെ മോഹൻലാൽ എന്നെ വന്നു വിളിച്ചു ഇനി എന്തെന്ന് ഞാൻ ചോദിച്ചു. മറ്റുള്ള എല്ലാവരും ഇന്ന് തിരികെ പോവുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും ലിസ്റ്റ് നോക്കി ഫ്ലൈറ്റിൽ കയറുമ്പോൾ ലാൽ ഗിഫ്റ്റ് കൊടുത്തു. മോഹൻലാൽ വളരെ കേറിങ് ആണെന്ന് കേട്ടിട്ടുണ്ട്. എന്നാൽ ഇത്ര ജാഗ്രത ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല എന്ന് എല്ലാവരും പറഞ്ഞു.ഫ്ലൈറ്റ് പൊങ്ങിയ ശേഷമാണ് ഞങ്ങൾ പോയത്. കാറിൽ ഇരിക്കുമ്പോൾ അദ്ദേഹം ഒരു സത്യം പറഞ്ഞു. ബ്ലാക്ക്‌ലിസ്റ്റിൽ തന്റെ പേര് മാത്രമേയുള്ളു എന്നും മുകേഷിന്റെ പേര് ഉണ്ടെന്ന പറഞ്ഞത് ചുമ്മാ ആണെന്നും പറഞ്ഞു. വലിയ ചെയ്ത്ത് ആയിപോയെന്ന് ഞാൻ പറഞ്ഞു. ഇതായിരുന്നു ആ കാലഘട്ടത്തിലെ ഗിവ് ആൻഡ് ടേക്ക്. ഒരാൾ ഒരു തമാശ കാണിച്ചാൽ അതിന്റെ കൂടെ നിൽക്കുന്ന നടന്മാരാരായിരുന്നു ഏറിയ പങ്കും. മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ച ദിവസം റെക്ടറച്ചന്‍ ഞങ്ങള്‍ക്ക് ആദ്യമായി നല്കിയത് ഓരോ കുരിശുരൂപവും ക്രിസ്ത്വാനുകരണത്തിന്‍റെ കോപ്പിയുമായിരുന്നു. പഠനത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ഞങ്ങള്‍ കുരിശുരൂപമെടുത്തു മുത്തി ദൈവസാന്നിദ്ധ്യ സ്മരണ പുതുക്കുമായിരുന്നു. ആത്മീയപിതാവായിരുന്ന ബഹു. മാത്യു മങ്കുഴിക്കരിയച്ചന്‍ ക്രൂശിത രൂപത്തെ ചൂണ്ടിക്കാട്ടി യേശുവിന്‍റെ മുള്‍ക്കിരീടത്തെയും തിരുമുറിവുകളെയും പറ്റി നിരന്തരം ധ്യാനിക്കുമായിരുന്നു. സാര്‍വത്രികസഭയിലെ ഭൂരിഭാഗം വിശുദ്ധരും പീഡാനുഭവഭക്തിയിലൂടെ വിശുദ്ധിയുടെ പടവുകള്‍ താണ്ടിയവരാണ്. കേരള സഭയിലെ വി. അല്‍ഫോന്‍സയും വി. എവുപ്രാസ്യാമ്മയും മറ്റെല്ലാ വാഴ്ത്തപ്പെട്ടവരും ക്രൂശിതന്‍റെ തിരുമുഖത്തുനിന്നാണു വിശുദ്ധിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പുണ്യപൂര്‍ണതയിലെത്തിയത്. ക്രൂശിതന്‍റെ ചിത്രത്തില്‍ നിന്നാണു സാന്‍ദാമിയാനോ ദേവാലയത്തില്‍വച്ചു യേശുനാഥന്‍ വി. ഫ്രാന്‍സിസ് അസ്സീസിയോടു സംസാരിച്ചത്. ക്രൂശിതരൂപം ഉയര്‍ത്തിപ്പിടിച്ചാണു വി. ഫ്രാന്‍സിസ് സേവ്യര്‍ കേരളത്തിന്‍റെ കടലോരങ്ങളില്‍ 'എനിക്ക് ആത്മാക്കളെ തരിക' എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ഓടിനടന്നത്. സഭയിലെ അദ്വിതീയ ദൈവശാസ്ത്രജ്ഞനും സഭാപ്രബോധകനുമായിരുന്ന വി. തോമസ് അക്വിനാസ് പറഞ്ഞിട്ടുള്ളത്, തന്‍റെ വിജ്ഞാനം മുഴുവന്‍ മേശപ്പുറത്തിരിക്കുന്ന കുരിശുരൂപത്തില്‍ നിന്നാണ് എന്നാണ്. മുറിയില്‍ ഒരു കുരിശുരൂപമുണ്ടെങ്കില്‍ ജീവിതത്തിലെ ത്യാഗങ്ങളൊന്നും തനിക്കു പ്രശ്നമേയല്ലെന്നു ബ്രിണ്ടിസിലെ വി. ലോറന്‍സ് പറഞ്ഞിട്ടുണ്ട്. വി. പൗലോസ് അപ്പസ്തോലന്‍റെ ഉത്ഥാനദൈവശാസ്ത്രം അദ്ദേഹത്തിന്‍റെ കുരിശിന്‍റെ ദൈവശാസ്ത്രംതന്നെയാണ്. ഉത്ഥാനത്തിന്‍റെ മഹത്ത്വത്തില്‍ പങ്കുചേരാനുള്ള വ്യഗ്രതയില്‍ ഉത്ഥാനത്തിനു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടു ക്രൂശിതനായ ക്രിസ്തുവിനെയും അവിടുത്തെ പീഡാനുഭവത്തെയും തള്ളിപ്പറഞ്ഞ കൊറീന്ത്യയിലെ പാഷണ്ഡികള്‍(enthusiats)ക്കെതിരെ വി. പൗലോസ് തൊടുത്തുവിട്ട അസ്ത്രമായിരുന്നു 'വി. കുരിശിന്‍റെ ദൈവശാസ്ത്രം ഉത്ഥാനത്തിന്‍റെ മഹത്ത്വം നമ്മുടെ പ്രത്യാശയാണ്, ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത മഹത്ത്വം. കുരിശിലെ എളിമയുടെയും സ്വയം ശൂന്യവത്കരണത്തിന്‍റെയും പാതയിലൂടെ ഈ ലോകത്തിലെ വിശ്വാസതീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയേ നമുക്ക് ഉത്ഥാനത്തിന്‍റെ മഹത്ത്വത്തിലെത്തിച്ചേരാന്‍ സാധിക്കൂവെന്നു വി. പൗലോസ് ഉദ്ബോധിപ്പിക്കുന്നു. അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്നാണു 'ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡി. റാറ്റ്സിംഗര്‍ (ബെനിഡിക്ട് പതിനാറാമന്‍ മാര്‍ പാപ്പ) എഴുതിയിട്ടുള്ളത് നമുക്കുവേണ്ടി തന്‍റെ പാര്‍ശ്വം കുത്തിത്തുളയ്ക്കപ്പെടാന്‍ അനുവദിച്ച പീഡയനുഭവിക്കുന്ന – കര്‍ത്താവിനെ കുരിശുരൂപം (cross of passion) പ്രതിനിധാനം ചെയ്യുന്നു. പിളര്‍ക്കപ്പെട്ട അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നു രക്തവും വെള്ളവും ഒഴുകി. ഇവ വി. കുര്‍ബാനയെയും മാമ്മോദീസായെയും സൂചിപ്പിക്കുന്നു. പീഡാനുഭവത്തിന്‍റെ കുരിശുപോലെതന്നെ വിജയത്തിന്‍റെ കുരിശും (cross of triumph) നമുക്കുണ്ട്. ഈ കുരിശു കര്‍ത്താവിന്‍റെ ദ്വിതീയാഗമനത്തെ സൂചിപ്പിക്കുകയും അതിലേക്കു നമ്മുടെ കണ്ണുകളെ നയിക്കുകയും ചെയ്യുന്നു. കാരണം, ഒരു കര്‍ത്താവേയുള്ളൂ. മി ശിഹാ ഇന്നലെ, ഇന്ന്, എന്നേക്കും (ഹെബ്രാ. 13:8 Der Geist der Liturgie, Joseph, Card. Ratzin-ger, Freiburg, 2000, Chapter 3). സീറോ-മലബാര്‍ സഭയ്ക്കുണ്ടായിട്ടുള്ള വളര്‍ച്ചയ്ക്കും ഇന്നും പ്രകടമായ ചലനാത്മകതയ്ക്കും ദൈവവിളിയുടെ സമ്പന്നതയ്ക്കും നിദാനമായ ലത്തീന്‍ പൈതൃകങ്ങളോടുള്ള അന്ധമായ എതിര്‍പ്പും സാങ്കല്പിക പൈതൃകങ്ങള്‍ തേടിയുള്ള നെട്ടോട്ടവും ചിലയിടങ്ങളില്‍ കുരിശുരൂപത്തോടുള്ള കുരിശുയുദ്ധത്തിനു വഴിവച്ചിരിക്കുകയാണ്. 1959-ല്‍ പൗരസ്ത്യ കാര്യാലയം കൂദാശകളുടെ അനുഷ്ഠാനം സംബന്ധിച്ചു നല്കിയ നിര്‍ദ്ദേശങ്ങളില്‍ (order) കാപ്പയുടെ പുറത്തു തയ്ക്കേണ്ട കുരിശിനെപ്പറ്റി പറയുമ്പോള്‍ ബ്രാക്കറ്റില്‍ ഗ്രീക്ക് കുരിശെന്നാണ് എഴുതിയിരുന്നത്. സീറോ-മലബാര്‍ ചരിത്രകാരനായ ബഹു. സേവ്യര്‍ കൂടപ്പുഴ അച്ചന്‍ 1974-ല്‍ പ്രസിദ്ധീകരിച്ച 'തിരുസഭാചരിത്രത്തില്‍, ഇന്നു മാര്‍ തോമാ കുരിശെന്നു വിളിക്കുന്ന കുരിശിന്‍റെ ചിത്രത്തിന്‍റെ അടിക്കുറിപ്പ് 'സെന്‍റ് തോമസ് മൗണ്ടിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാചീനമായ ഒരു കുരിശ്' എന്നാണ്. പൗരസ്ത്യ സുറിയാനി സഭാ (ചരിത്രത്തില്‍ നെസ്തോറിയന്‍ സഭ എന്നറിയപ്പെടുന്നു) പാരമ്പര്യത്തിന്‍റെ ഭാഗമാണു തിരുസ്വരൂപമില്ലാത്ത കുരിശ് എന്നു പറയുന്നതും ശരിയല്ല. 7-ാം നൂറ്റാണ്ടുവരെയെങ്കിലും ആ സഭയില്‍ സ്ഥൂലമായ കുരിശുരൂപങ്ങള്‍തന്നെ (Massive Crucifixes in Relief) ഉപയോഗിച്ചിരുന്നു. ചിത്രങ്ങളോടും രൂപങ്ങളോടും നിഷേധാത്മക നിലപാടു സ്വീകരിച്ചിട്ടുള്ള മുസ്ലീങ്ങളുടെ സ്വാധീനം കാലക്രമത്തില്‍ ആ നിലപാടു സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചു. പ്രതിമകളെ ആരാധിക്കുകയെന്ന അപകടത്തിന്‍റെ നിഷേധത്തോടൊപ്പം രാഷ്ട്രീയകാരണങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങള്‍ക്കും യഹൂദര്‍ക്കും അനാവശ്യ പ്രകോപനം ഉണ്ടാക്കാതിരിക്കുക എന്നതു ബൈസന്‍റയിന്‍ ചക്രവര്‍ത്തിമാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. പ്രതിമകള്‍ ഇല്ലായ്മ ചെയ്യുന്നതു സാമ്രാജ്യത്തിന്‍റെ ഐക്യത്തിനും അയല്‍ മുസ്ലീം രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിനും ഉപകാരപ്രദമായിരുന്നു. അങ്ങനെ തിരുസ്വരൂപമില്ലാത്ത കുരിശ് പ്രചാരണത്തിലായി (ലിറ്റര്‍ജിയുടെ ചൈതന്യം – കാര്‍ഡിനല്‍ റാറ്റ്സിംഗര്‍ തീര്‍ത്തും ഭൗതികവത്കരിക്കപ്പെട്ട ജര്‍മനിപോലുള്ള ചില രാജ്യങ്ങളില്‍, നൂറ്റാണ്ടുകളായി ക്ലാസ്സുമുറികളില്‍ തൂക്കിയിട്ടിരുന്ന കുരിശുരൂപങ്ങള്‍ ചില മുസ്ലീം കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് ഈ അടുത്ത നാളുകളില്‍ എടുത്തുമാറ്റിയതായി അറിയാം. ഈ സാഹചര്യം കേരളക്കരയിലില്ലല്ലോ. അമ്പലങ്ങളിലും മറ്റും നിറയെ പ്രതിമകളാണല്ലോ. വിഗ്രഹദര്‍ശനത്തിനും വണക്കത്തിനും ഹൈന്ദവര്‍ വലിയ പ്രാധാന്യമാണല്ലോ നല്കുന്നത്. എങ്കില്‍ 400 വര്‍ഷത്തിലേറെയായി നമ്മുടെ പൂര്‍വികര്‍ ആദരപൂര്‍വം വണങ്ങി വന്ന കുരിശുരൂപങ്ങള്‍ നമ്മുടെ ദേവാലയങ്ങളില്‍നിന്ന് എടുത്തുമാറ്റേണ്ടതില്ല. പോര്‍ച്ചുഗീസ് മിഷനറിമാര്‍ മാര്‍ തോമാ പൈതൃകങ്ങളോടും മാര്‍ തോമാ കുരിശുകളോടും മറ്റും കാണിച്ച വലിയ താത്പര്യത്തിന്‍റെ അടിസ്ഥാനമെന്തായിരുന്നുവെന്നു നാം തിരിച്ചറിയണം. മാര്‍ തോമാ ക്രിസ്ത്യാനികളുടെ മേല്‍ പൂര്‍ണമായ ആധിപത്യം നേടുകയും പേര്‍ഷ്യന്‍ അധികാരികളെ കയ്യേറ്റക്കാരും പാഷണ്ഡികളുമായി ചിത്രീകരിച്ചു തുരത്തി ഓടിക്കുകയായിരുന്നു അവരുടെ ആത്യന്തികലക്ഷ്യം. മാര്‍തോമാ കുരിശും അതിന്‍റെ രക്തം വിയര്‍ക്കലുമൊക്കെ, ആ കാലത്തു സുലഭമായിരുന്ന മാസവണക്കത്തിലെ 'പുതുമ' കളുടെ ഗണത്തില്‍ പെടുത്തിയാല്‍ മതി. ഇത് ഒരപ്പസ്തോലന്‍ രക്തം ചിന്തി സ്ഥാപിച്ച സഭയാണ്. പേര്‍ഷ്യന്‍ സഭാസാരഥികള്‍ കയ്യേറ്റക്കാരും പാഷണ്ഡികളുമാണ്. കയ്യേറ്റക്കാരെ ഒഴിവാക്കി ഈ സഭയെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരണം. സ്പെയിന്‍കാര്‍ക്കു വി. യാക്കോബ് അപ്പസ്തോലന്‍ ഉള്ളതുപോലെ തങ്ങളുടെ ഭരണസീമയിലുള്ള രാജ്യങ്ങളിലും ഒരു അപ്പസ്തോലന്‍ (വി. തോമസ്) ഉണ്ടാകും – ഇതൊക്കെയാണു പോര്‍ച്ചുഗീസ് മിഷനറിമാരെ മഥിച്ചിരുന്ന വികാരങ്ങള്‍. കര്‍ത്താവിന്‍റെ രൂപമുള്ള കുരിശു മാര്‍പാപ്പ നിരന്തരം ഉയര്‍ത്തിപ്പിടിക്കുന്നതു നാം കാണുന്നുണ്ട്. കര്‍ത്താവുള്ള കുരിശു രൂപം സ്ഥാപിക്കുന്നതിലും വണങ്ങുന്നതിലും വിശ്വാസവും സന്മാര്‍ഗവും സംബന്ധിച്ചു തെറ്റുകളൊന്നുമില്ല. നമുക്കു മാര്‍പാപ്പയേക്കാള്‍ വലിയ കത്തോലിക്കരാകേണ്ടതില്ലല്ലോ. ഫോർട്ട്‌കൊച്ചിയിൽ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ചു സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച ഓട്ടോ ഡ്രൈവർ അഷ്‌കറിനെ കെസിബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൻ ചൂരേപറമ്പിൽ ആദരിക്കുന്നു. ആനിമേറ്റെർ സാബു ജോസ്, റെനി തോമസ്, ടാബി ജോർജ് എന്നിവർ സമീപം ഫോര്‍ട്ട്‌കൊച്ചി: കഴിഞ്ഞ ആഴ്ച ഫോര്‍ട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്കില്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്സു രക്ഷിതകര ങ്ങളില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ എം.എ. അഷ്‌കറിനെ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഫോര്‍ട്ട്‌കൊച്ചി ഓട്ടോസ്റ്റാന്‍ഡില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രസിഡന്റ് ജോണ്‍സന്‍ സി എബ്രഹാം മേമന്റോയും ആനിമേറ്റര്‍ സാബു ജോസ് ബോക്കെയും നല്‍കി അനുമോദിച്ചു. ഓട്ടോ സ്റ്റാന്‍ഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാര്‍ക്കില്‍ തെരുവ്‌നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുള്ള കുട്ടിയെ പലരും ശ്രദ്ധിച്ചുവെങ്കിലും ആരും കുട്ടിയുമായി സംസാരിക്കാനോ ഇടപെടാനോ ശ്രമിച്ചില്ല. എന്നാല്‍ അഷ്‌കര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുവാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു. കുട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കര്‍ നാലുമണിക്കൂറോളം ഫോര്‍ട്ട്‌കൊച്ചിയിലും പരിസരപ്രദേശത്തും ഓട്ടോയില്‍ കുട്ടിയുമായി അന്വേഷിച്ചു അലഞ്ഞു. ഒടുവില്‍ കുട്ടിയെ പോലിസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിച്ചു. പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലും, പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും, കളമശ്ശേരിയിലെ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യഭവനിലേയ്ക്കും അഷ്‌കറിന്റെ ഓട്ടോയില്‍ തന്നെയാണ് കൊണ്ടുപോയത്. ഒരു ദിവസം മറ്റൊരു ഓട്ടത്തിനും പോകാതെ അദ്ദേഹം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ ശ്രദ്ധിച്ചു. നഷ്ടപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന തെരുവോരങ്ങ ളില്‍ കണ്ടെത്തുന്ന കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെ മാതൃകയാണ് അഷ്‌കര്‍ മാതൃകാ പ്രവര്‍ത്തനത്തിലൂടെ കാഴ്ചവെച്ചതെന്നു പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. എങ്ങനെയാണ് നമ്മില്‍ തന്നെയുള്ള ധൈര്യവും ഉറപ്പും നമ്മില്‍ നിന്ന് ചോര്‍ന്നുപോകുന്നത്? ചെറുപ്രായം മുതല്‍ കേട്ടുപോരുന്ന വിമര്‍ശനങ്ങളും തിരുത്തലുകളും ഒരു കാരണമായേക്കാം. ഓരോ വ്യക്തിയും ജീവിതം തുടങ്ങുന്നത് ഞാന്‍ ശരിയല്ല എന്ന തരത്തിലുള്ള ജീവിത നിലപാടിലൂടെയായിരിക്കും. പലരും ഇതേ തരത്തിലുള്ള നിഷേധാത്മകമായ ചിന്തകളില്‍ നിന്നു മോചിതരായിരിക്കുകയില്ല. ചെറുതും വലുതുമായ തിരിച്ചടികള്‍ സംഭവിക്കുമ്പോഴെല്ലാം താന്‍ ശരിയല്ല എന്ന ആദിയിലെ നിലപാടിലേക്ക് വഴുതിവീഴുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് മനഃശാസ്ത്രപരമായ സമീപനത്തോടെ ശരിയല്ലായ്മയെ പടി കടത്താനാകും. കുട്ടിക്കാലത്ത് വിമര്‍ശനങ്ങളും കുത്തുവാക്കുകളും മറ്റും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കില്‍പ്പോലും ഇന്ന് ആ പഴിവാക്കുകളുടെ യഥാര്‍ത്ഥ വിലയോ വിലയില്ലായ്മയോ നിര്‍ണയിക്കുവാനും അതുവഴി അവയുടെ ദോഷകരമായ സ്വാധീനത്തില്‍ നിന്നു മോചനം നേടുവാനും നമുക്കു കഴിയും. ഓരോരോ കാരണത്താല്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും അശാന്തി ഉണ്ടാകാറില്ലേ? ജീവിതം നിരര്‍ഥകമാണെന്നു തോന്നാറില്ലേ? അങ്ങനെയുള്ള അവസരങ്ങളില്‍ നാം ജീവിതത്തെക്കുറിച്ച് പ്രതീക്ഷ നശിച്ചവരായി മാറുകയല്ല വേണ്ടത്. നാം എന്തിനു വെറുതെ നൈരാശ്യത്തിന്റെ കയത്തില്‍ മുങ്ങിത്താഴുന്നു? നാം എന്തിനു ജീവിതം അര്‍ഥശൂന്യമാണെന്നു വിലപിക്കുന്നു? നാം മനസായാല്‍ നമുക്ക് ഈശ്വരചിന്തയിലേക്കു തിരിഞ്ഞ് ശാന്തി കണ്ടെത്താമല്ലോ. വിശ്വപ്രസിദ്ധനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയി ഒരു കുബേരകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹം ജനിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചു. പിന്നീട് ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചു. അതിനുശേഷം കുറെ വര്‍ഷം അദ്ദേഹത്തിന്റെ അമ്മായിയാണ് ടോള്‍സ്റ്റോയിയെ വളര്‍ത്തിയത്. 1844-ല്‍ ടോള്‍സ്റ്റോയി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെ ഫ്രഞ്ച് ചിന്തകനായ റൂസോയുടെ പഠനങ്ങള്‍ ടോള്‍സ്റ്റോയിയെ ഏറെ സ്വാധീനിച്ചു. 1847-ല്‍ അദ്ദേഹം യൂണിവേഴ്‌സിറ്റിയോടു വിടപറയുമ്പോള്‍ മതത്തിലും പ്രാര്‍ഥനയിലുമൊക്കെയുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന് വലിയ കോട്ടം സംഭവിച്ചിരുന്നു. പിന്നെ ജീവിതം കുത്തഴിഞ്ഞതായി. എന്നാല്‍, അധികം വൈകാതെ അങ്ങനെയുള്ള ജീവിതശൈലിയോടും അദ്ദേഹത്തിനു വെറുപ്പു തോന്നി. അതുകൊണ്ടുതന്നെ 1852-ല്‍ അദ്ദേഹം ആര്‍മിയില്‍ ചേര്‍ന്നു. 1854-ല്‍ ഓഫീസര്‍ പദവിയിലെത്തിയ അദ്ദേഹം ക്രീമിയന്‍ യുദ്ധത്തില്‍ ധീരമായി പോരാടി. ഇതിനിടയില്‍ അദ്ദേഹം എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. 1852-ലായിരുന്നു ചൈല്‍ഡ്ഹുഡ് എന്ന പേരിലുള്ള ആദ്യകൃതി പ്രസിദ്ധീകരിച്ചത്. തന്റെ ബാല്യകാല സ്മരണകള്‍ അയവിറക്കുന്ന കൃതിയായിരുന്നു അത്. 1862-ല്‍ വിവാഹിതനായ ടോള്‍സ്റ്റോയിക്ക് 13 മക്കളുണ്ടായി. ഇക്കാലയളവില്‍ ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും പുറത്തുവന്നു. ‘യുദ്ധവും സമാധാനവും,’ ‘അന്നാ കരെനീന’ എന്നിവയൊക്കെ അക്കൂട്ടത്തില്‍പെടുന്നു. ടോള്‍സ്റ്റോയിക്ക് 50 വയസുള്ളപ്പോള്‍ വലിയൊരു പ്രതിസന്ധി അദ്ദേഹത്തിനു നേരിടേണ്ടിവന്നു. അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്ന വിഷാദരോഗമായിരുന്നു പ്രശ്‌നം. ജീവിതം അദ്ദേഹത്തിനു നിരര്‍ത്ഥകമായി തോന്നി. ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത പലപ്പോഴും അദ്ദേഹത്തില്‍ ഉയര്‍ന്നു. തൂങ്ങിച്ചാവുന്നതിന് കയര്‍ ഉപയോഗിച്ചേക്കുമോ എന്ന ഭയം നിമിത്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന കയറെല്ലാം അദ്ദേഹംതന്നെ നശിപ്പിച്ചു. വേട്ടയ്ക്കുപോകുമ്പോള്‍ സ്വയം വെടിവയ്ക്കാന്‍ മുതിര്‍ന്നേക്കുമോ എന്ന ഭീതിമൂലം വേട്ടയ്ക്കുപോകുന്ന പരിപാടിയും അദ്ദേഹം നിര്‍ത്തി. ജീവിതം അര്‍ത്ഥശൂന്യമാണെന്ന ചിന്ത വര്‍ധിച്ചപ്പോള്‍ ആത്മഹത്യ ചെയ്യണമെന്ന ചിന്തയും വര്‍ധിച്ചു. അപ്പോഴാണ് സഹായത്തിനായി അദ്ദേഹം പെട്ടെന്ന് ഈശ്വരനിലേക്ക് തിരിഞ്ഞത്. അപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം ശാന്തികൊണ്ട് നിറഞ്ഞു. അതോടൊപ്പം ജീവിതത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷയുണ്ടായി. അദ്ദേഹം പറഞ്ഞു: ”ഞാന്‍ ദൈവത്തെ അന്വേഷിക്കും. അങ്ങനെ ഞാന്‍ ജീവിക്കും.” ടോള്‍സ്റ്റോയി പിന്നീട് അതാണു ചെയ്തത്. അദ്ദേഹം ദൈവത്തെ അന്വേഷിച്ചു, ദൈവത്തോടൊപ്പം ജീവിക്കാന്‍ ശ്രമിച്ചു. അങ്ങനെ അശാന്തിയില്‍നിന്നും ആത്മഹത്യാപ്രവണതയില്‍നിന്നും അദ്ദേഹം കരകയറി. ടോള്‍സ്റ്റോയി ചെയ്തത് അതാണ്. തന്റെ ശക്തിയാല്‍ തനിക്കൊരിക്കലും സ്വന്തം ജീവിതത്തില്‍ ശാന്തി കണ്ടെത്താന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെയാണ് സര്‍വശക്തനായ ദൈവത്തിങ്കലേക്ക് സഹായത്തിനായി അദ്ദേഹം തിരിഞ്ഞത്. അപ്പോള്‍ മനഃശാന്തി കൈവന്നു. ഒരിക്കല്‍ ഒരു കൊച്ചുകുട്ടി ഒരു വലിയ കല്ല് വഴിയില്‍നിന്നു തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, അവന്‍ ഏറെ ശ്രമിച്ചിട്ടും കല്ല് അനങ്ങിയില്ല. അവന് ആകെ വിഷമമായി. അല്പം കഴിഞ്ഞപ്പോള്‍ അവന്റെ പിതാവ് ആ വഴിയെചെന്നു. വിഷാദമൂകനായി നില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ അയാള്‍ കാര്യം തിരക്കി. കല്ല് തള്ളിമാറ്റാന്‍ ശ്രമിച്ച കഥ അവന്‍ പറഞ്ഞു. ”നീ കല്ലുമാറ്റാന്‍ ശ്രമിച്ചിട്ട് അതു മാറിയില്ല, അല്ലേ?” അവന്റെ പിതാവു ചോദിച്ചു. ”ഇല്ല” എന്ന് അവന്‍ മറുപടി പറഞ്ഞു. ”ഈ കല്ല് തള്ളിമാറ്റുന്നതിന് നീ എന്തുകൊണ്ടാണ് എന്റെ സഹായം ചോദിക്കാതിരുന്നത്?” അയാള്‍ കൗതുകപൂര്‍വം തിരക്കി. അപ്പോഴാണ് തന്റെ പിതാവിന്റെ സഹായത്താല്‍ ആ കല്ല് ഉരുട്ടിമാറ്റാമായിരുന്നു എന്ന കാര്യം അവന് ഓര്‍മ്മവന്നത്. അവന്‍ ഉടനെ പിതാവിന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് അതിവേഗം ആ കല്ല് വഴിയില്‍നിന്ന് ഉരുട്ടിമാറ്റുകയും ചെയ്തു. ഈ ബാലന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെയാണ് പലപ്പോഴും നമ്മുടെ കാര്യങ്ങളില്‍ സംഭവിക്കുന്നത്. നാം പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങളൊക്കെ നമ്മുടെ സ്വന്തം ശക്തികൊണ്ടുമാത്രം പരിഹരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, നമ്മുടെ പല പ്രശ്‌നങ്ങളും നമ്മുടെ സ്വന്തം ശക്തികൊണ്ട് പരിഹരിക്കാനാവില്ല എന്നതാണ് വസ്തുത. അവ പരിഹരിക്കുന്നതിന് മറ്റുള്ളവരുടെ സഹായവും ദൈവത്തിന്റെ ശക്തിയും നമുക്ക് ലഭിച്ചേ മതിയാകൂ. പ്രശ്‌നങ്ങളോട് നാം തനിയെ പോരാടിയാല്‍ വിജയം എപ്പോഴും നമ്മില്‍നിന്ന് അകന്നുനില്‍ക്കാനാണ് സാധ്യത. സ്വന്തം ശേഷിയിലുള്ള വിശ്വാസത്തോടെ ശരിയല്ലായ്മകളും പാഴ്ബോധങ്ങളും ഉപേക്ഷിക്കുക. അഹങ്കാരത്തിന്റെ കറയേശാത്ത ആത്മധൈര്യത്തോടെ ജീവിതത്തിന്റെ വലിയ, വലിയ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്യുക. എല്ലാ ശക്തിയും നമ്മില്‍നിന്നുതന്നെയാണ് ഉത്ഭവിക്കുന്നത്.അതിനാല്‍തന്നെ നമുക്ക് നിയന്ത്രിക്കാവുന്നതുമാണ് –റോബര്‍ട്ട് കോളിന്‍. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക മോണ്‍. ഡോ. പോള്‍ മുല്ലശേരി കൊല്ലം: ഭീകരതയ്ക്കും തിന്മകള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിന് യേശുവിന്റെ കുരിശുമായി മുന്നോട്ടുനീങ്ങുമെന്ന് നിയുക്ത കൊല്ലം മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരി ഇന്ത്യന്‍ ജനാധിപത്യം മരിക്കുകയാണോ എന്ന ചോദ്യം വളരെ പ്രസക്തമായ കാലമാണിത്. മരണം സംഭവിക്കാതെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യമാണ് നാം പരിശോധിക്കേണ്ടത്. അതിനുവേണ്ട അവസരങ്ങള്‍ ഇപ്പോള്‍ കൈവന്നിട്ടുണ്ട്. വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ മലയാളത്തിലെ ആദ്യ സമ്പൂര്‍ണ ജീവചരിത്രത്തിന് കാര്‍ലോയുടെ അമ്മ അന്തോണിയായുടെ ആശംസ. സെലസ്റ്റിന്‍ കുരിശിങ്കല്‍ എഴുതിയ “കാര്‍ലോ അകുതിസ്; 15-ാം വയസില്‍ അള്‍ത്താരയിലേക്ക് ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ ആഗമനകാലം രണ്ടാം ഞായർ വിചിന്തനം മരുഭൂമിയിലെ ശബ്ദം (ലൂക്കാ നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന IBPS PO Notification 2021 ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം IBPS PO Notification 2021 ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം നവംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഈ കാലാവധിയ്ക്കുള്ളില്‍ തന്നെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം വിവിധ ബാങ്കുകളില്‍(Bank) പ്രൊബേഷനറി ഓഫീസര്‍, മാനേജ്മെന്റ് ട്രെയിനി എന്നീ തസ്തികകളിലെ 4,135 ഒഴിവുകളിലേക്ക് (Vaccancy) അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) പുറത്തിറക്കി. ഡിസംബര്‍ 4 നും 11 നും ഇടയിലായി പ്രാഥമിക പരീക്ഷ ഓണ്‍ലൈന്‍ ആയി നടത്തും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് 2022 ജനുവരിയില്‍ നടക്കുന്ന പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത നേടാം. അവസാന ഘട്ടമായ അഭിമുഖ പരീക്ഷ 2022 ഫെബ്രുവരിയ്ക്കും മാര്‍ച്ചിനും ഇടയിലാകും നടക്കുക. അതിനുശേഷം 2022 ഏപ്രിലില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറക്കും. ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ഒഴിവ് സംബന്ധിച്ച വിശദാംശങ്ങള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 912 സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 620 യു സി ഓ ബാങ്ക് 440 പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 427 ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: യോഗ്യതാ മാനദണ്ഡം ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. പ്രായപരിധി 20 നും 30 നും ഇടയിലാണ്. ഉദ്യോഗാര്‍ത്ഥികള്‍ 1991 ഒക്ടോബര്‍ 2 നോ അതിന് ശേഷമോ 2001 ഒക്ടോബര്‍ 1 നോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം. ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ആവശ്യമായ രേഖകള്‍ ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം? ഘട്ടം 1: ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഘട്ടം 2: സി ആര്‍ പി പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനീ തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഘട്ടം 3: ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഘട്ടം 4: രേഖകള്‍ അപ്ലോഡ് ചെയ്യുക. ഘട്ടം 5: അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് അപേക്ഷാ ഫോം സമര്‍പ്പിക്കുക. ഫോമിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: അപേക്ഷാ ഫീസ് സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള അപേക്ഷാ ഫീസ് 175 രൂപയാണ്. ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: തിരഞ്ഞെടുപ്പ് പ്രക്രിയ പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖ പരീക്ഷ എന്നീ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയതായിരിക്കും പ്രാഥമിക പരീക്ഷ. പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തുക. ഓരോ വിഭാഗത്തിലെയും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ 20 മിനിറ്റ് വീതമാണ് അനുവദിക്കുക. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത നേടും. ഈ ഘട്ടത്തില്‍ 155 ചോദ്യങ്ങള്‍ ഉണ്ടാകും. പരമാവധി മാര്‍ക്ക് 200 ആയിരിക്കും. ഇംഗ്ലീഷ് ഭാഷ, ജനറല്‍/എക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഡാറ്റ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍, റീസണിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ നാല് വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. 3 മണിക്കൂറായിരിക്കും പരീക്ഷയ്ക്ക് അനുവദിക്കുന്ന സമയം. ഇവ കൂടാതെ 25 മാര്‍ക്കിന് ഒരു കത്തും ഉപന്യാസവും എഴുതാനുള്ള ഘട്ടവും ഉണ്ടാകും. 30 മിനിറ്റാണ് ഈ ഘട്ടത്തിന് അനുവദിക്കുന്ന സമയം. പ്രധാന പരീക്ഷയില്‍ ജയിക്കുന്നവര്‍ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടും Also Read-SBI എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; രണ്ടായിരത്തിലധികം ഒഴിവുകള്‍ IBPS PO Notification 2021 ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം CBSE ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍ UGC NCC വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷകൾ നടത്തണം; സർവകലാശാലകൾക്ക് നിർദേശം നൽകി യുജിസി Kerala Digital University കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു; ഇപ്പോള്‍ അപേക്ഷിക്കാം Jobs in Co-Operative Banks| സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ് Indian Constitution ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പഠിക്കാം; സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ച് കേന്ദ്ര നിയമ മന്ത്രി UPSC Recruitment 2021 യുപിഎസ് സി വിവിധ തസ്തികകളില്‍ അവസരങ്ങള്‍; ഡിസംബര്‍ 16വരെ അപേക്ഷിക്കാം Kochi Water Metro കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം Income Tax Department ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം Central Bank of India സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. പവന് 35,760 രൂപയിലും ഗ്രാമിന് 4,470 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്. മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും; സംസ്ഥാന സർക്കാർ അനാസ്ഥയുടെ പരമോന്നതിയിലെന്ന് വിഡി സതീശൻ മഴയാണ് റോഡ്പണിയുടെ തടസ്സമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ അധികാരികൾക്കെതിരെ വിമർശനവുമായി നടൻ ജയസൂര്യ ഇന്ധന വിലവർധനവിന്റെ പേരിൽ നടക്കുന്നത് നികുതി ഭീകരതഃ പ്രതിപക്ഷ നേതാക്കൾ തിരുവനന്തപുരം: ഇന്ധന വിലവർധനവിന്റെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നികുതി ഭീകരത നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് വോക്കൗട്ട് നടത്തിയ ശേഷം നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. അധിക നികുതി വരുമാനത്തിൽ നിന്നും ഇന്ധന സബ്‌സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാകണം. യു.പി.എ സർക്കാരിന്റെ കാലത്ത് വിലനിർണയ അധികാരം (ഡീ റെഗുലേഷൻ) എണ്ണകമ്പനികൾക്ക് നൽകിയതാണ് വിലക്കയറ്റത്തിനു കാരണമെന്ന ന്യായവാദം ഉന്നയിക്കുന്ന സി.പി.എം മോദി സർക്കാരിനെ ന്യായീകരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമായി പെട്രോളും ഡീസലും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ഡീ റെഗുലേഷൻ നടപ്പാക്കിയത്. എന്നാൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ജനങ്ങളുടെ തലയിൽ വയ്ക്കുകയും കുറയുമ്പോൾ ആ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതി കൂട്ടുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. ഇന്ധന വില വർധനവിനെതിരെ എങ്ങനെ സമരം ചെയ്യണമെന്നു സി.പി.എം പഠിപ്പിക്കേണ്ട. നടൻ ജോജുവിന്റെ പ്രകടനം സി.പി.എം സമരത്തിനു നേരെയായിരുന്നെങ്കിൽ ഇന്ന് അനുശോചന യോഗം ചേരേണ്ടി വന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പെട്രോളിന്റെ വില നിയന്ത്രണാധികാരം മാത്രമാണ് യു.പി.എ സർക്കാർ എണ്ണക്കമ്പനികൾക്ക് നൽകിയത്. ഇന്ധന സബ്‌സിഡി ഇനത്തിൽ രണ്ടു ലക്ഷം കോടിയുടെ ബാധ്യത ഉണ്ടായതിനെ തുടർന്നായിരുന്നു തീരുമാനം. 2014 ൽ മോദി സർക്കാർ ഡീസലിന്റെ വില നിർണയവും കമ്പനികൾക്കു കൈമാറി. 2008 ൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 145 ഡോളറുണ്ടായിരുന്നപ്പോൾ പെട്രോളിന് 50 രൂപയും ഡീസലിന് 34 രൂപയുമായിരുന്നു വില. ഇന്ന് 82 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഡീറെഗുലേഷൻ അനുസരിച്ചാണെങ്കിൽ 30 രൂപയ്ക്ക് പെട്രോൾ ലഭിക്കണം. ഡീറഗുലേഷനിലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡീസലും പെട്രോളും ലഭിക്കുമായിരുന്നു. ഇതിനെയാണ് നിങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ജനങ്ങളുടെ തലയിൽ വയ്ക്കും. കുറയുമ്പോൾ ആ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ നികുതി കൂട്ടും. 2014 ൽ ബി.ജെ.പി അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ 9 രൂപയായിരുന്ന നികുതി 32 ശതമാനമായി വർധിപ്പിച്ചു. ഇത് നികുതി ഭീകരതയാണ്. സ്‌കൂൾ കുട്ടികൾക്കു വേണ്ടി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടിസിയിൽ യാത്ര ചെയ്യാൻ ദിവസേന 157 രൂപ നൽകണം. അധിക നികുതി വരുമാനത്തിൽ നിന്നും ഇതിന് സബ്‌സിഡി നൽകിക്കൂടേ? കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് അധിക നികുതി വരുമാനത്തിൽ നിന്നും ഇന്ധന സബ്‌സിഡി നൽകാൻ സംസ്ഥാനം തയാറാകണം. കേന്ദ്ര സർക്കാർ നികുതി വർധിപ്പിക്കുമ്പോൾ അതിന് ആനുപാതികമായി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ഇന്ധന സബ്‌സിഡി പോലും നൽകാൻ തയാറാകാത്തവർ ഡീ റെഗുലേഷൻ നല്ലതാണെന്നെങ്കിലും സമ്മതിക്കണം. എറണാകുളത്ത് സമാധാനപരമായാണ് സമരം നടത്തിയത്. ഞങ്ങളുടെ സമരം എന്തിനു വേണ്ടിയായിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തട്ടേ. രാജ്യത്തിനു കിട്ടിയ സ്വാതന്ത്ര്യം അട്ടിമറിക്കാൻ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിൻ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ച കൽക്കട്ടാ തീസിസ് മുതലുള്ള അക്രമപരമ്പരകൾ നടത്തിയ കമ്മ്യൂണിസ്റ്റു പാർട്ടികൾ എങ്ങനെ സമരം ചെയ്യണമെന്നു ഞങ്ങളെ പഠിപ്പിക്കേണ്ട. നടൻ ജോജുവിന്റെ പ്രകടനം സി.പി.എം സമരത്തിനു നേരെയായിരുന്നെങ്കിൽ ഇന്ന് അനുശോചനയോഗം ചേരേണ്ടി വന്നേനെ. ഞങ്ങൾ അയാളെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും അത്രയും സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് കോൺഗ്രസിന് സമരവുമായി മുന്നോട്ടു പോകേണ്ടി വന്നത്. അയാൾ ലക്കുകെട്ടാണ് വരുന്നതെന്ന് സമരക്കാരോട് പൊലീസുകാരാണ് പറഞ്ഞത്. അതേക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കട്ടേയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മോദി കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു. ജനരോഷത്തിൽ നിന്ന് സംഘപരിവാർ സർക്കാരിനെ രക്ഷിക്കാനുള്ള ക്വട്ടേഷൻ കേരളത്തിലെ ഇടതുപക്ഷം ഏറ്റെടുക്കരുത്. 2014ൽ 34 ശതമാനമായിരുന്നു നികുതി കൊടുക്കേണ്ടിവന്നിരുന്നതെങ്കിൽ ഇപ്പോൾ അറുപത് ശതമാനം നികുതിയാണ്. 36 ശതമാനം മാത്രമാണ് എണ്ണയുടെ അടിസ്ഥാന വില. ജനങ്ങൾ ഇത്രയും വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. ദത്ത് നൽകൽഃഹർജി പിൻവലിച്ചില്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി കല്ലാല എസ്റ്റേറ്റിൽ വനിത തൊഴിലാളിക്ക് നേരേ പാഞ്ഞടുത്ത് കാട്ടാന; ഭയന്ന് വിറച്ച് തൊഴിലാളി; ജീവൻ തിരിച്ച് കിട്ടിയതിൽ ആശ്വാസവുമായി സിനി പോരാട്ടം സർക്കാരിനെതിരെ, അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കൃപേഷിന്റെ പിതാവ് കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാത കേസിൽ അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ്. സിബിഐ അന്വേഷണത്തിൽ പരിപൂർണ തൃപ്തരല്ല. ചിലർ അറസ്റ്റിലാകാതെ ആലുവയിൽ പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മരിച്ച നിലയിൽ ആലുവ: പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മരിച്ച നിലയിൽ. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.കുഴുവേലിപ്പടി മുസ്ലിം മുല്ലപ്പെരിയാർ: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും; സംസ്ഥാന സർക്കാർ അനാസ്ഥയുടെ പരമോന്നതിയിലെന്ന് വിഡി സതീശൻ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം 8,603 പേർക്കു കൂടി കോവിഡ് 19, ഒമിക്രോൺ ആശങ്ക വേണ്ടെന്നു ലോകാരോഗ്യ സംഘടന ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 8,603 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേർ ഈ സമയ പരിധിയിൽ കോവിഡ് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കേംബ്രിഡ്ജ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്നു. നാല് ദിവസങ്ങളിലായി നടത്തിയ ഇൻകാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു യുഎഇയുടെ അമ്പതാം ദേശിയ ദിനത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ അബുദാബി ബ്ലഡ് ബാങ്കിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള എ. പാച്ചൻ അവാർഡ് നേടിയ വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ്.സുധീശന് കൊല്ലം ഫൈൻ ആർട്സ് ഗായിക റിയാന ഇനി ബാർബഡോസിന്റെ ‘ഹീറോ’ നാഷനൽ ഹീറോ ആയി ഗായിക റിയാനയെ തിരഞ്ഞെടുത്ത് ബാർബഡോസ്. സ്വതന്ത്ര റിപ്പബ്ലിക് ആയി മാറിയതിന്റെ ആഘോഷങ്ങൾക്കിടെയാണ് വിഖ്യാത ഗായിക റിയാനയെ രാജ്യത്തിന്റെ കൊച്ചി: കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ കേരളത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി. വൈറസ് ബാധയേറ്റ വ്യക്തി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് എത്തിയ ആൾക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. രോഗ ബാധ ആദ്യം കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചൈന കൊറോണ വൈറസ് ഐസൊലേഷൻ രോഗ ബാധ കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) രണ്ടു കക്ഷികൾ തമ്മിൽ കരാർ ഉണ്ടാക്കുമ്പോൾ അതു നിറവേറ്റുമെന്ന ഉറപ്പിന് ഉപോദ്ബലകമായി ഒരു കക്ഷി മറ്റേ കക്ഷിക്കു മുൻകൂറായി കൊടുക്കുന്ന പണമാണ് അച്ചാരം. അതായത്, ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കിൽ ആ വീഴ്ച മൂലം ഉണ്ടാകുന്ന നഷ്ടത്തിന് അയാൾ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം ആണിത്. ഇടപാടുകൾ കരാറ് അനുസരിച്ച് നടക്കാതെവരുന്ന സന്ദർഭങ്ങളിൽ അച്ചാരം തന്നെ നഷ്ടപരിഹാരമായി മാറുന്നു. മറ്റു ചിലതിൽ അച്ചാരത്തിനു പുറമേ നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. അപ്പോഴെല്ലാം അച്ചാരം നഷ്ടപരിഹാരമായിട്ടല്ല, കരാറിലെ ഉത്തരവാദിത്തത്തിന്റെ ഒരു പ്രതീകം മാത്രമായിട്ടാണ് നിലകൊള്ളുന്നത്. അച്ചാരം എന്ന വാക്കിന്റെ ഉദ്ഭവത്തെപ്പറ്റി അഭിപ്രായ വ്യത്യാസമുണ്ട്. സത്യംകാരം എന്ന സംസ്കൃതപദത്തിൽനിന്ന് ഇതിനെ വ്യുത്പാദിപ്പിക്കുവാൻ ചിലർ ശ്രമിച്ചുകാണുന്നു. എന്നാൽ മലയാളത്തിൽ അച്ചു, വാരം എന്ന രണ്ടു വാക്കുകളിൽനിന്ന് ഈ ശബ്ദത്തെ നിഷ്പാദിപ്പിക്കാൻ കഴിയും അച്ച് നാണ്യം വാരം വരവ്) ഇവിടെ മുൻകൂറായി വന്ന ധപണം പറ്റിയ (earnest money) എന്ന അർഥം സിദ്ധിക്കുന്നു. വിവാഹനിശ്ചയം എന്ന അർഥത്തിൽ അച്ചാരക്കല്യാണം എന്ന പ്രയോഗം ചില പ്രദേശങ്ങളിൽ പ്രചാരത്തിലിരിക്കുന്നു. വിവാഹം നടപ്പിൽ വരുത്തും എന്ന ഒരു വാഗ്ദാനം ഒരടിയന്തിരമായി രൂപം കൊള്ളുമ്പോഴാണ് ഈ സംജ്ഞ പ്രയോഗിക്കുന്നത്. ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടുവിൽ, മകളെ രാജാവിനു അച്ചാരം വച്ചു എന്ന പ്രയോഗം ഒരു പഴയ പുസ്തകത്തിൽ (ടിപ്പുകഥ) നിന്ന് ഉദ്ധരിച്ചിട്ട്, അച്ചാരം വച്ചു എന്നതിന് വിവാഹവാഗ്ദാനം ചെയ്തു എന്ന് അർഥം പറഞ്ഞിരിക്കുന്നു. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചാരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 07:48, 10 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ദേശീയതലത്തിലുണ്ടായ കൽക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിയും ഇന്ത്യയുടെ ഊർജ്ജമേഖലയിൽ പല പുതിയ സംവാദങ്ങൾക്കും വഴി തുറന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കൽക്കരിയുടെ കത്തിക്കൽ കുറയ്ക്കണം എന്ന ആവശ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാണ്. ഭാവിയിലെ ഊർജ സ്രോതസ്സുകൾ എന്തായിരിക്കണം എന്ന ആലോചനയും അന്താരാഷ്ട്രതലത്തിൽ സജീവമായി നടക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും നെറ്റ് സീറോ എമിഷനിലേക്ക് രാജ്യങ്ങൾ എത്തിച്ചേരുക എന്നതാണ് അടുത്തിടെ പൂർത്തിയായ കോപ്പ്-26 കാലാവസ്ഥാ ഉച്ചകോടിയും ലക്ഷ്യമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ‘ഊർജ പ്രതിസന്ധി: പരിവർത്തന കാലത്തെ സാധ്യതകൾ’ എന്ന വിഷയത്തിൽ കേരളീയം ഡിബേറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ്; 59,690 സാമ്പിളുകള്‍ പരിശോധിച്ചു, 5268 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75 കരമന സ്വദേശി രഞ്ജിത്ത് (57 കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73 കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63 പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50 ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50 കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69 ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73 എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43 കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73 രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65 മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70 ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75 കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73 കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80 തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56 കാര്യവട്ടം സ്വദേശിനി ഭാനു (70 കുന്നംകുളം സ്വദേശി ശശി (66 പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60 പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72 മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50 തിരുനാവായ സ്വദേശി അലാവികുട്ടി (59 പുളിക്കല്‍ സ്വദേശി വേലായുധന്‍ (94 മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57 വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63 എടവക സ്വദേശി അന്ത്രു ഹാജി (85 കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89 കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78 പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75 ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93 പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70 ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26 എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ജോലിക്കാരും കോർപ്പറേറ്റ് ലോകത്ത് പുതുതായി വരുന്ന ആളുകളും തങ്ങൾക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ താരതമ്യേന കുറഞ്ഞ ശമ്പളം കയ്യിൽ ലഭിക്കുന്നുവെന്ന് പലപ്പോഴും പരാതിപ്പെടുന്നു. മൊത്ത ശമ്പളം, നെറ്റ് ശമ്പളം, കോസ്റ്റ് ടു കമ്പനി എന്നീ മൂന്ന് പദങ്ങൾ തമ്മിലുള്ള വ്യത്യാസം കാരണം ഇത് സമാനമാണെന്ന് തോന്നാമെങ്കിലും വ്യത്യസ്ത അർത്ഥങ്ങളുണ്ട്. കമ്പനിക്കുള്ള ചെലവ് കമ്പനിക്ക് പ്രസക്തമാണ്. നേരെമറിച്ച്, ഒരു ജീവനക്കാരൻ കൈയിൽ ലഭിക്കുന്ന ശമ്പളവുമായി ബന്ധപ്പെട്ടതാണ്. നിങ്ങളും അത്തരമൊരു പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, ഇത് സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ വ്യക്തമാക്കാൻ ഞങ്ങൾ സഹായിക്കുന്നു, അതുവഴി നിങ്ങൾക്ക് നന്നായി അറിയാവുന്ന തീരുമാനമെടുക്കാം. മൊത്ത ശമ്പളം എന്നാൽ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് കിഴിവുകൾ, ആദായനികുതി എന്നിവയ്ക്കായി നൽകിയ സംഭാവന കുറയ്ക്കുന്നതിന് മുമ്പ് നിങ്ങളുടെ തൊഴിലുടമ നിങ്ങൾക്ക് നൽകിയ തുകയാണ്. എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ആണ് റിട്ടയർമെന്റ് ആനുകൂല്യ പദ്ധതി. ജീവനക്കാരനും തൊഴിലുടമയും ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും പ്രിയപ്പെട്ട അലവൻസിന്റെയും 12% എങ്കിലും സംഭാവന ചെയ്യുന്നു. നിങ്ങളുടെ വിരമിക്കൽ സമയത്ത്, നിങ്ങൾക്ക് മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും. നിങ്ങളുടെ തൊഴിൽ സമയത്ത് നിങ്ങൾ നടത്തിയ സേവനങ്ങൾക്കായി വിരമിക്കുന്ന സമയത്ത് നിങ്ങളുടെ തൊഴിലുടമ നൽകുന്ന തുകയാണ് ഗ്രാറ്റുവിറ്റി. നിങ്ങൾ ബിസിനസിന് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായ സേവനം നൽകിയിട്ടുണ്ടെങ്കിൽ ഗ്രാറ്റുവിറ്റി നൽകപ്പെടും. എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ, അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന് മുമ്പ് ജീവനക്കാരന്റെ മരണം അല്ലെങ്കിൽ വൈകല്യം പോലുള്ള അഞ്ച് വർഷത്തെ സേവനം ജീവനക്കാരൻ പൂർത്തിയാക്കിയില്ലെങ്കിലും തൊഴിലുടമകൾ ഗ്രാറ്റുവിറ്റി നൽകുന്നു. നിങ്ങളുടെ മികച്ച ഗ്രാഹ്യത്തിനായി മൊത്ത ശമ്പളത്തിന്റെ ഭാഗമായ നേരിട്ടുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നൽകിയിരിക്കുന്നു: അടിസ്ഥാന ശമ്പളം ബോണസ്, അലവൻസുകൾ മുതലായ മറ്റേതെങ്കിലും പേയ്‌മെന്റുകൾ ചേർക്കുന്നതിന് മുമ്പും നിശ്ചിത സംഭാവനകളോ നികുതികളോ കുറയ്ക്കുന്നതിന് മുമ്പുള്ള തുകയാണ് അടിസ്ഥാന ശമ്പളം. വീട് വാടക അലവൻസ് തൊഴിലിനായി സ്വന്തം താമസസ്ഥലം ഒഴികെയുള്ള സ്ഥലത്ത് താമസിച്ചതിന് ജീവനക്കാരന് നൽകിയ വാടകയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഇത് നൽകപ്പെടും. ഭവന വാടക അലവൻസ് നികുതിയിൽ നിന്ന് ഭാഗികമായി ഒഴിവാക്കിയിരിക്കുന്നു. നികുതിയിൽ നിന്ന് ഒഴിവാക്കിയ എച്ച്ആർ‌എയുടെ തുക അടിസ്ഥാന ശമ്പളത്തിൽ നിന്ന് കണക്കാക്കുന്നു. യാത്രാ അലവൻസ് (LTA ജോലിയിൽ നിന്ന് അവധിക്കാലത്ത് നടത്തിയ ആഭ്യന്തര യാത്രകൾക്കുള്ള യാത്രാ ചെലവുകൾക്കായി ജീവനക്കാരന് തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന അലവൻസാണ് ഇത്. നാല് വർഷത്തെ ബ്ലോക്കിൽ നടത്തിയ രണ്ട് യാത്രകൾക്ക് മാത്രമാണ് എൽ‌ടി‌എ പണം നൽകുന്നത്. യാത്രാ ചെലവുകളായ ബസ് നിരക്ക്, ട്രെയിൻ ടിക്കറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജീവനക്കാരന് ലഭിക്കുന്ന മൊത്തം ശമ്പളത്തിന്റെ ഭാഗമാണ് എൽ‌ടി‌എ. ടെലിഫോൺ അല്ലെങ്കിൽ മൊബൈൽ ഫോൺ അലവൻസ് ജീവനക്കാരന് മൊബൈൽ, ടെലിഫോൺ ചെലവുകൾ തിരിച്ചടയ്ക്കുന്നത് അയാൾക്ക് നൽകിയ മൊത്തം ശമ്പളത്തിന്റെ ഭാഗമാണ്. കൺ‌വിയൻസ് അലവൻസ് അടിസ്ഥാന ശമ്പളത്തിനുപുറമെ ജീവനക്കാർ‌ക്ക് അവരുടെ ജോലിസ്ഥലത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായി അവരുടെ യാത്രാ ചെലവുകൾ നികത്തുന്നതിന് ഇത് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക മറ്റ് അലവൻസ് വിവിധ തലങ്ങളിൽ ഉൾപ്പെടാത്ത ചില ചെലവുകൾ നിറവേറ്റുന്നതിനായി തൊഴിലുടമ ജീവനക്കാർക്ക് മറ്റ് അലവൻസുകൾ നൽകാം. പ്രത്യേക മറ്റ് അലവൻസുകളിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്. പെർക്വിസിറ്റുകൾ ജീവനക്കാർക്ക് കിഴിവുള്ള നിരക്കിൽ അല്ലെങ്കിൽ സൗജന്യമായി നൽകുന്ന ആനുകൂല്യങ്ങളാണ് പെർക്വിസിറ്റുകൾ അല്ലെങ്കിൽ സൗകര്യങ്ങൾ. മൊത്ത ശമ്പളത്തിന്റെ ഭാഗമാണ് അവ. കയ്യിലുള്ള പണമായി നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ ഭാഗമാണ് നെറ്റ് ശമ്പളം. പെൻഷൻ ഫണ്ട്, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി ഫണ്ടുകൾ, പ്രൊഫഷണൽ ടാക്സ്, ആദായനികുതി എന്നിവ എന്നിവ മൊത്തം ശമ്പളത്തിൽ നിന്ന് കുറച്ചതിനുശേഷം മൊത്തം ശമ്പളം കണക്കാക്കുന്നു. നെറ്റ് ശമ്പളം ടേക്ക്-ഹോം ശമ്പളം എന്നും അറിയപ്പെടുന്നു, ഇത് എല്ലാ കിഴിവുകൾക്കും ശേഷം നിങ്ങൾക്ക് ലഭ്യമാണ്. തൊഴിൽ ഏറ്റെടുക്കുന്നതിന് സമ്മതിക്കുന്നതിന് മുമ്പായി ശമ്പള ചർച്ചകളിൽ ടേക്ക്-ഹോം ശമ്പളം പ്രവർത്തിക്കുന്നത് നിർണായകമാണ്. ജോലിക്ക് നിങ്ങളുടെ വരുമാനവും ലക്ഷ്യങ്ങളും നേടാൻ കഴിയുമോ എന്നതിനെക്കുറിച്ചുള്ള ഒരു ആശയം ഇത് നൽകും. സിടിസി എന്നാൽ തൊഴിലുടമ ഒരു വർഷത്തിൽ ചെലവഴിച്ച ആകെ തുക. കമ്പനിയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളായ, അതിന്റെ ജീവനക്കാർക്ക് വേണ്ടി വഹിക്കുന്ന ചെലവാണ് ഇത്. വിദഗ്ദ്ധരും യോഗ്യതയുള്ളവരും കഴിവുള്ളവരുമായ ജോലിക്കാരെ നിയമിക്കുന്നതിനും പരിപാലിക്കുന്നതിനും ഒരു കമ്പനി അതിന്റെ പണത്തിന്റെ ഒരു പ്രധാന ഭാഗം ചെലവഴിക്കേണ്ടതുണ്ട്. പുതിയ ജീവനക്കാരെ അവരുടെ ബിസിനസിൽ ചേരുന്നതിന് തൊഴിലുടമ മികച്ച ശമ്പളം വാഗ്ദാനം ചെയ്യണം. ജീവനക്കാർ അവരുടെ പ്രൊഫഷണൽ ശേഷിയിലും വിലയേറിയ സമയത്തിലും ഓർഗനൈസേഷനായി പ്രവർത്തിക്കാനുള്ള പരിശ്രമത്തിലും അവർ ചെയ്യുന്ന ജോലികൾക്ക് പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാർ‌ ഓർ‌ഗനൈസേഷനായി വളരെയധികം സമയം സംഭാവന ചെയ്യുന്നു, അതിനാൽ‌ റിട്ടയർ‌മെന്റിനുശേഷം അവരുടെ ഭാവിയെക്കുറിച്ച് ഓർ‌ഗനൈസേഷൻ‌ ശ്രദ്ധിക്കുമെന്നും അവർ‌ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് തൊഴിലുടമ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയിലും തൊഴിലുടമ സംഭാവന ചെയ്യുന്നത്. റിട്ടയർമെന്റിനു ശേഷമുള്ള ആനുകൂല്യ പദ്ധതികളിലേക്ക് നൽകിയ സംഭാവനകളും കമ്പനിക്ക് നൽകുന്ന ചെലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കേണ്ടത് ഓർഗനൈസേഷന്റെ ഉത്തരവാദിത്തമാണ്. ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ചെലവുകളുടെ റീഇംബേഴ്സ്മെന്റ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ജീവനക്കാർക്ക് നൽകുന്നു. ഈ ആനുകൂല്യങ്ങൾ കമ്പനിക്കുള്ള ചെലവിന്റെ ഭാഗമാണ്. കമ്പനിക്കുള്ള ചെലവിൽ ബോണസ് അല്ലെങ്കിൽ വാർഷിക പ്രകടനത്തെ അടിസ്ഥാനമാക്കി ജീവനക്കാരന് നൽകുന്ന കമ്മീഷൻ പോലുള്ള വേരിയബിൾ പേ ഔട്ടുകളും ഉൾപ്പെടുന്നു. വേരിയബിൾ ഔട്ട് ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനമായി കണക്കാക്കുന്നു. ഇൻ-ഹാൻഡ് ശമ്പളം എല്ലായ്പ്പോഴും ഓഫർ ലെറ്ററിൽ സൂചിപ്പിച്ചിരിക്കുന്നതിനേക്കാൾ കുറവാണ്. കാരണം, ചില ചെലവുകൾ തൊഴിലുടമ അവർക്ക് നൽകുന്നതിന് പകരം നേരിട്ട് വഹിക്കുന്നു. അത്തരം ചെലവുകൾ ശമ്പള പരിശോധനയിൽ പ്രതിഫലിക്കുന്നില്ലെങ്കിലും, ജീവനക്കാരന് അതിന്റെ ആനുകൂല്യം ലഭിക്കുന്നു. കമ്പനിക്കുള്ള ചെലവും അതിന്റെ ഘടകങ്ങളും ഓർഗനൈസേഷൻ അടിസ്ഥാനത്തിൽ വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ബാങ്കിംഗ് കമ്പനി അതിന്റെ ജീവനക്കാർക്ക് ആനുകൂല്യ നിരക്കിൽ വായ്പ നൽകുന്നു. മറ്റ് ചില കമ്പനികൾ ഉച്ചഭക്ഷണത്തിന് ഭക്ഷണ കൂപ്പണുകൾ വാഗ്ദാനം ചെയ്യുന്നു. അങ്ങനെ, കമ്പനിയുടെ ചെലവ് തൊഴിലുടമയുടെ കാഴ്ചപ്പാടിൽ നിന്നുള്ള മൊത്തം ചെലവാണ്. ഒരു ജീവനക്കാരന് ശമ്പളം, റീഇംബേഴ്സ്മെന്റ്, അലവൻസ്, ഗ്രാറ്റുവിറ്റി, റിട്ടയർമെന്റിനു ശേഷമുള്ള ആനുകൂല്യങ്ങൾ, ഇൻഷുറൻസ് അല്ലെങ്കിൽ മറ്റ് ചെലവുകൾക്കായി ചെലവഴിച്ച പണം ഇതിൽ ഉൾപ്പെടുന്നു. മൊത്ത ശമ്പളം, അറ്റ ശമ്പളം, കമ്പനിയുടെ ചെലവ് എന്നിവ എങ്ങനെ കണക്കാക്കാമെന്ന് അറിയാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം: മിസ്റ്റർ എ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു, കൂടാതെ അദ്ദേഹത്തിന് പ്രതിവർഷം ഒരു രൂപ ശമ്പളം ലഭിക്കും. 6,00,000 രൂപ, ടേക്ക്-ഹോം ശമ്പളം Rs. 5,34,000 രൂപ. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ ഘടകങ്ങൾ ഇപ്രകാരമാണ്: അടിസ്ഥാന ശമ്പളം, വീട് വാടക അലവൻസ്, ലീവ് ട്രാവൽ അലവൻസ്, പ്രത്യേക അലവൻസ് എന്നിവ 6,00,000 രൂപയിൽ ചേർത്ത് മൊത്തം ശമ്പളം കണക്കാക്കുന്നു. മൊത്തം ശമ്പളത്തിൽ നിന്ന് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇൻഷുറൻസ് പ്രീമിയം, പ്രൊഫഷണൽ ടാക്സ് എന്നിവയുടെ തുക കുറച്ചുകൊണ്ട് മൊത്തം ശമ്പളം കണക്കാക്കുക. അതിനാൽ, മൊത്തം ശമ്പളം 5,34,000 രൂപയായിരിക്കും. ഒരു വർഷത്തിനുള്ളിൽ പ്രൊവിഡന്റ് ഫണ്ടിന്റെ സംഭാവനയും ജീവനക്കാരന് നൽകിയ ഗ്രാറ്റുവിറ്റിയും ഇൻഷുറൻസ് പ്രീമിയത്തിന്റെ കിഴിവും ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളുടെയും ആകെത്തുകയാണ് കമ്പനിക്കുള്ള ചെലവ്. അതിനാൽ 6,63,500 രൂപയാണ് സിടിസി. ജീവനക്കാരന്റെ മൊത്ത ശമ്പളത്തിൽ നിന്ന് കുറച്ച പ്രൊഫഷണൽ നികുതി കോസ്റ്റ് ടു കമ്പനിയുടെ ഭാഗമല്ല. കാരണം ഇത് പൂർണ്ണമായും ഒരു ജീവനക്കാരന്റെ പേയ്‌മെന്റാണ്. പ്രൊഫഷണൽ ടാക്സ് അടയ്ക്കുന്നതിന് തൊഴിലുടമ ജീവനക്കാരന് പണം തിരികെ നൽകുകയോ സംഭാവന ചെയ്യുകയോ ചെയ്യുന്നില്ല. കമ്പനികൾ കോസ്റ്റ് ടു കമ്പനി ഓഫർ ലെറ്ററിൽ ജീവനക്കാരന് വാഗ്ദാനം ചെയ്യുന്ന തുകയായി പരാമർശിക്കുന്നത് വളരെ സാധാരണമായ ഒരു രീതിയാണ്. കമ്പനികൾ കോസ്റ്റ് ടു കമ്പനിയുമായി ബന്ധപ്പെട്ടതാണ്, അതേസമയം ജീവനക്കാരൻ തന്റെ ടേക്ക്-ഹോം ശമ്പളം അറിയാൻ ആഗ്രഹിക്കുന്നു. ചിലപ്പോൾ, ജീവനക്കാർ ഈ തുക നെറ്റ് ടേക്ക്-ഹോം ശമ്പളമായി തെറ്റിദ്ധരിക്കുകയും ഓഫർ സ്വീകരിക്കുകയും ചെയ്യുന്നു. അതിനാൽ, ശമ്പളം ശരിയായി ചർച്ച ചെയ്യുന്നതിന് ഈ നിബന്ധനകളെക്കുറിച്ച് ഒരു അടിസ്ഥാന അറിവ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. സിടിസിയും മൊത്ത ശമ്പളവും തമ്മിലുള്ള വ്യത്യാസവും സിടിസിയിൽ നിന്ന് മൊത്ത ശമ്പളം എങ്ങനെ കണക്കാക്കാം എന്നതും നിങ്ങൾ പഠിച്ചു. തൊഴിൽ ഓഫർ സ്വീകരിക്കുന്നതിനുമുമ്പ് തൊഴിലുടമയുമായി നിങ്ങളുടെ ടേക്ക്-ഹോം ശമ്പളം ഇപ്പോൾ നിങ്ങൾക്ക് കണക്കാക്കാം. നിങ്ങളുടെ ശമ്പളത്തിന്റെ വേരിയബിൾ, നിശ്ചിത ഘടകങ്ങളെക്കുറിച്ച് തൊഴിലുടമയുമായി വ്യക്തമാക്കുന്നത് എല്ലായ്പ്പോഴും ഉചിതമാണ്. നിങ്ങളുടെ ശമ്പളത്തിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ച് നല്ല അറിവുള്ളത് ഭാവിയിലെ നിക്ഷേപവും വിരമിക്കൽ പദ്ധതികളും എടുക്കുന്നതിന് നന്നായി തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. എനിക്ക് മൊത്ത ശമ്പളം ഓൺലൈനിൽ കണക്കാക്കാനാകുമോ? നിങ്ങളുടെ മൊത്ത ശമ്പളവും അറ്റ ശമ്പള തുകയും എളുപ്പത്തിൽ കണക്കാക്കാൻ പല വെബ്‌സൈറ്റുകളും ഓൺലൈൻ മൊത്ത ശമ്പള കാൽക്കുലേറ്ററുകൾ നൽകുന്നു. കോസ്റ്റ് ടു കമ്പനി, ബോണസ് എന്നിവ പോലുള്ള ചില അടിസ്ഥാന വിശദാംശങ്ങൾ നൽകുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. പ്രൊഫഷണൽ നികുതിയും ആദായനികുതിയും സിടിസിയുടെ ഭാഗമാണോ? ഇല്ല, പ്രൊഫഷണൽ നികുതിയും ആദായനികുതിയും പൂർണ്ണമായും ജീവനക്കാരൻ നൽകേണ്ട പേയ്‌മെന്റുകളാണ്, അവ തൊഴിലുടമ വഹിക്കുന്നില്ല. അതിനാൽ, അവർ കോസ്റ്റ് ടു കമ്പനി രൂപീകരിക്കുന്നില്ല. ആദായനികുതി നിയമപ്രകാരം ശമ്പളത്തിൽ അടിസ്ഥാന കിഴിവ് എന്താണ്? ആദായനികുതി നിയമപ്രകാരം 2020-21 സാമ്പത്തിക വർഷത്തിൽ ഒരു രൂപ കിഴിവ്. എല്ലാ ശമ്പളക്കാരായ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്ന് 50000 കുറയ്ക്കുന്നു. എന്നിരുന്നാലും, കുറഞ്ഞ നികുതി നിരക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ ടാക്സ് സ്ലാബ് നിരക്കനുസരിച്ച് ആദായനികുതി കണക്കാക്കിയാൽ നിങ്ങൾക്ക് ഈ കിഴിവ് നേടാനാവില്ല. ശമ്പള വരുമാനത്തിന്റെ ഉറവിടത്തിൽ നികുതി എത്രയാണ് കുറയ്ക്കുന്നത്? ഉറവിടത്തിൽ നികുതി കുറയ്ക്കുന്നു (ടിഡിഎസ്) നെറ്റ് ശമ്പളത്തിന്റെ അളവ് കണക്കാക്കുന്നു. മൊത്തം ആദായനികുതി ലാഭിക്കൽ കിഴിവുകൾ, സംഭാവനകൾ, പ്രൊഫഷണൽ നികുതി എന്നിവ മൊത്ത ശമ്പളത്തിൽ നിന്ന് കുറച്ച ശേഷമാണ് നെറ്റ് ശമ്പളം കണക്കാക്കുന്നത്. സാമ്പത്തിക വർഷത്തേക്കുള്ള കണക്കാക്കിയ വരുമാനവും നികുതി ബാധ്യതയും അനുസരിച്ച് ടിഡിഎസ് കുറയ്ക്കുന്നു ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ഞാൻ സ്വയം അടയ്ക്കേണ്ട മൊത്തം ശമ്പളം, അറ്റ ശമ്പളം, നികുതി എന്നിവ ഞാൻ പ്രവർത്തിക്കേണ്ടതുണ്ടോ? കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ഒരു സാമ്പത്തിക വർഷത്തിൽ അടച്ച എല്ലാ ശമ്പളവും ശമ്പളത്തിന്റെ ഉറവിടത്തിൽ നിന്ന് കുറച്ച നികുതിയും അടങ്ങിയ ഫോം 16 നൽകുന്നു. അതിനാൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള കണക്കുകൂട്ടലുകളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. എന്നിട്ടും, ഫോം 16 ൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് നിങ്ങളുടെ അറിവിനും ധാരണയ്ക്കും വേണ്ടി നിങ്ങളുടെ ശമ്പളം വീണ്ടും കണക്കാക്കാം. അലവൻസുകളും പെർക്വിസിറ്റുകളും തമ്മിലുള്ള വ്യത്യാസം എന്താണ്? ജോലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ സഹായിക്കുന്നതിന് തൊഴിലുടമ ജീവനക്കാരന് നൽകിയ തുകയാണ് അലവൻസുകൾ. എല്ലാ മാസവും ജീവനക്കാരന് നൽകുന്ന നിശ്ചിത പേയ്‌മെന്റുകളാണ് ഇവ. ഉദാഹരണത്തിന്, കൈമാറ്റം അലവൻസും വീട് വാടക അലവൻസും. മറുവശത്ത്, തൊഴിലുടമ തൊഴിലുടമ നൽകുന്ന പണേതര ആനുകൂല്യങ്ങളാണ് പെർക്വിസിറ്റുകൾ, ഉദാഹരണത്തിന്, വാടകയില്ലാത്ത താമസസൗകര്യം, ജോലിസ്ഥലത്തേക്കും പുറത്തേക്കും പോകാനുള്ള സൗജന്യ കാർ സൗകര്യം തുടങ്ങിയവ. ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നതിനുള്ള മികച്ച 10 നഗരങ്ങൾ എന്താണ് ശമ്പള സ്ലിപ്പ്? എന്താണ് ഇതിന്റെ ഫോർമാറ്റ്? എന്താണ് ശമ്പള സ്ലിപ്പ്? എന്താണ് ഇതിന്റെ ഫോർമാറ്റ്? പാരിസ്ഥിതിക രംഗത്തെ ധർമ്മാചാര്യൻ ശ്രി മാധവ് ഗാഡ്ഗിലിനെ പൂനെയിലുള്ള വസതിയിലെത്തി സന്ദർശിക്കുകയുണ്ടായി. കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ധ്വംസനങ്ങളുടെയും നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും വേദനിപ്പിക്കുന്ന വാർത്തകൾ കേട്ട് ദു:ഖാർത്തനായി കഴിയവെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. ഓരോ വാക്കിലും തന്റെ ഹൃദയ വ്യഥയുടെ ഒരിക്കലും താങ്ങാനാവാത്ത പ്രതിഫലനം പ്രകടമായി. കേരളനാടിന്റെ വിരിമാറ് വെട്ടിപ്പിളർന്ന് ചുടുചോര ഊറ്റികുടിച്ചും ശ്വാസം മുട്ടിച്ചും പ്രകൃതിധ്വംസനം തുടരുന്നിടത്തോളംകാലം ദുരന്തങ്ങളും വിനാശങ്ങളും തുടർക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കർത്താക്കൾക്ക് ഉണ്ടാവുക ? ജനമനഃസാക്ഷിയുടെ മുന്നിലേക്ക് പാരിസ്ഥിതിക ധർമ്മ ഗുരു ചോദ്യങ്ങൾ ഓരോന്നായി നിരത്തിവെച്ചു. പ്രകൃതിയെ സംരക്ഷിയ്ക്കാൻ പുതിയതായി നിയമങ്ങൾ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങൾ നടപ്പിലാക്കിയാൽമതി. നിയമത്തെക്കുറിച്ചു ജനങ്ങൾക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ. പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്ക്കും വിട്ടുകൊടുക്കുന്ന സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടർന്ന് അനുഭവിക്കാൻ വരും തലമുറ ഉണ്ടാവണമെന്നില്ല. പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാൾ തുടരാനാവും ?” ധാർമ്മിക രോഷം ഗാഡ്ഗിലിന്റെ വാക്കുകളിൽ പ്രതിഫലിച്ചു. ജനങ്ങൾക്ക് അധികാരമുണ്ടെന്നും സമഗ്രവും സമൂലവുമായ പരിവർത്തനത്തിന് ജനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു പ്രകൃതിയെ ധ്വംസിക്കുന്ന ഒരു പ്രവർത്തനവും ജനങ്ങൾ അനുവദിച്ചുകൂടാ. അവരാണ് പ്രകൃതിയുടെ കാവലാൾ.” കേരള സന്ദര്ശനത്തിനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു! “സന്ദർശിക്കുന്നതിന് സന്തോഷമേയുള്ളൂ. നാടൻ ഭക്ഷണം കഴിച്ചും പ്രകൃതി ഭംഗി കണ്ടും കേരളത്തിൽ സമയം ചെലവഴിക്കണമെന്നുണ്ട്. ആരോഗ്യവും ചുറ്റുപാടും മെച്ചപ്പെടട്ടെ. വരാം .” സന്ദർശനം ഒരു നവ്യാനുഭവമായി. യാത്രപറഞ്ഞു പടിയിറങ്ങുമ്പോഴും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു. പൂനെയിലെ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള പൂനെ ദേശീയ പ്രകൃതി ചികിത്സ കേന്ദ്രം സന്ദർശിച്ചു. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! പഴയ വള്ളുവനാടിന്റെ വടക്ക്കിഴക്കെ മൂലയിൽ വടക്ക്വാക്കോടൻ മല അതിര് തീർത്തുകൊണ്ടും ഏറനാടിന്റെ അരിക്പറ്റിയും കിടക്കുന്ന മണ്ണും, ആറും, കാടും ചേർന്ന മണ്ണാർക്കാടിന് മലബാറിന്റെ ചരിത്രത്തിൽ സാംസ്കാരികമായും ചരിത്രപരമയും പല സവിശേഷതകളുമുണ്ട. ടിപ്പുസുൽത്താന്റെ പടയോട്ടം നടന്ന ഇൗ മണ്ണ് സാമൂതിരിയുടെയും കോലത്തിരിയുടെയും അധിനിവേശത്തിനും അധികാര വടംവലിക്കുമെലാം സാക്ഷിയായിരുന്നു. അണ്ണാർക്കാട് നായർ സ്വരൂപത്തിന്റെ കീഴിലുള്ള കാടും മേടും പുഴയും സമ്പുഷ്ടമാക്കിയ ഇൗ മണ്ണിലേക്ക് പഴമയുടെ പൊലിമ മങ്ങരുത്, മായരുത് . ലോകമെമ്പാടുമുള്ള മണ്ണാർക്കാറ്റു കാരുടെ അഭിമാനമായ, മണ്ണാർക്കാടിന്റെ ദേശീയ ഉത്സവമാണ് മണ്ണാർക്കാട് പൂരം. ഒരു നാട് മുഴുവൻ ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ അരകുർശ്ശി ഉദയർകുന്നു ഭഗവതിയുടെ തിരുമുറ്റത്തേക്കു ഒഴുകി എത്തുന്ന ഏഴു ദിനരാത്രങ്ങൾ മുഖ്യ പേജ് ക്ഷേത്ര ചരിത്രം പൂജാ സമയം വഴിപാടുകൾ ഉത്സവങ്ങൾ ദേവസ്‌തുതി ഭജന വാർത്തകൾ ചിത്രങ്ങൾ വീഡിയോകൾ ബന്ധപ്പെടുക കള്ളവാറ്റിനിടെ പിടിയിലായത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ; രാകേഷും സുഹൃത്തും ചാരായം വാറ്റ് ആരംഭിച്ചത് ലോക് ഡൗൺ കാലത്ത് പത്ത് കാശുണ്ടാക്കാൻ കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ചാരായം വാറ്റ് ആരംഭിച്ചത് ലോക് ഡൗൺ സമയത്ത് വ്യാജ മദ്യത്തിന് വലിയ സാധ്യത എന്ന തിരിച്ചറിവിനെ തുടർന്ന്.… വിവാഹം കഴിഞ്ഞ് പത്തുമാസമായിട്ടും ഗർഭിണിയാകാത്തതിനും പീഡനം; തടിച്ച ശരീരവും മഹാ അപരാധമായി; പാലക്കാട്ട് 19 കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് സിഗററ്റ് വലിക്കുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ; ഫോട്ടോയ്ക്ക് താഴെ പൊങ്കാലയിട്ട് സദാചാര ആങ്ങളമാർ ഓപ്പറേഷൻ സ്പീഡ് ചെക്ക്; ആർടിഒ ഓഫീസുകളിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് 3 ലക്ഷത്തോളം രൂപ ‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ കോട്ടയത്തു നിന്നു കാണാതായ നാലു കുട്ടികൾ തിരുവനന്തപുരത്ത്: തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത് വിവാഹം കഴിഞ്ഞ് പത്തുമാസമായിട്ടും ഗർഭിണിയാകാത്തതിനും പീഡനം; തടിച്ച ശരീരവും മഹാ അപരാധമായി; പാലക്കാട്ട് 19 കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് സിഗററ്റ് വലിക്കുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ; ഫോട്ടോയ്ക്ക് താഴെ പൊങ്കാലയിട്ട് സദാചാര ആങ്ങളമാർ ഓപ്പറേഷൻ സ്പീഡ് ചെക്ക്; ആർടിഒ ഓഫീസുകളിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് 3 ലക്ഷത്തോളം രൂപ ‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയോട്വ്യക്തിയ്ക്ക് തോന്നുന്ന അഗാതമായതുംഅഗാധമായതും സന്തോഷമുലവകുന്നതുമായസന്തോഷമുളവാകുന്നതുമായ വികാര ബന്ധമാണ് പ്രണയം മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്നുഉടലെടുത്തയന്നു മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ -പുരുഷ ബന്ധത്തിൻറെബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റ് ഏതിനെകളും മാനസിക അടുപമാണ്അടുപ്പമാണ്. പ്രണയത്തിൻറെപ്രണയത്തിന്റെ നിലനില്പും ഈ അടുപത്തിൽഅടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിൻറെപ്രണയത്തിന്റെ ചിന്ഹംചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപെടുന്നു,അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായി ചെർന്നപോലെഒന്നായിച്ചേർന്നപോലെ എന്ന അർഥംഅർത്ഥം ഉളവാക്കുന്നു ഇംഗ്ലീഷ് Romance). തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാണ്. ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഡിബാല കരാർ പുതുക്കാത്തതിന്റെ ആശങ്കയിൽ യുവന്റസ്, ആഴ്‌സണലിലേക്ക് ചേക്കേറാൻ മാഡിസൺ 1. ഡിബാല കരാർ പുതുക്കാത്തത് യുവന്റസിന് തലവേദനയാകുന്നു അർജന്റീനിയൻ താരമായ പൗളോ ഡിബാലയുമായി ഇതുവരെയും കരാർ പുതുക്കിയിട്ടില്ലെന്നത് യുവന്റസിന് തലവേദനയാകുന്നു. വരുന്ന സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായി മാറുന്ന താരത്തിന് ഒരു വർഷം എട്ടു മില്യൺ യൂറോ പ്രതിഫലം നൽകുന്ന തരത്തിലുള്ള കരാറാണ് യുവന്റസ് വാഗ്ദാനം ചെയ്‌തിരിക്കുന്നതെന്ന് കാൽസിയോ മെർകാടോ പറയുന്നു. കഴിഞ്ഞ സീസണിൽ സമാനമായ കരാർ നിരസിച്ചെങ്കിലും നിലവിൽ താരം അതു സ്വീകരിക്കാൻ സാധ്യതയുണ്ട്. 2. ആഴ്‌സണലിന്റെ ട്രാൻസ്‌ഫർ താൽപര്യത്തിൽ ത്രില്ലടിച്ച് മാഡിസൺ ഇംഗ്ലീഷ് പ്ലേമേക്കറായ ജെയിംസ് മാഡിസണ് ആഴ്‌സനലിന്റെ ട്രാൻസ്‌ഫർ താൽപര്യത്തിൽ വളരെയധികം താൽപര്യമുണ്ടെന്ന് കോട്ട്ഓഫ്‌സൈഡ് വെളിപ്പെടുത്തി. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലൈസ്റ്റർ വിട്ട് ആഴ്‌സണലിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 3. റൊമേരോ ട്രാൻസ്‌ഫർ പ്രഖ്യാപിക്കാൻ ടോട്ടനം ഒരുങ്ങുന്നു അർജന്റീന പ്രതിരോധ താരമായ ക്രിസ്റ്റ്യൻ റൊമേരോയുടെ ട്രാൻസ്‌ഫർ അടുത്തു തന്നെ ടോട്ടനം പ്രഖ്യാപിക്കുമെന്ന് ഇഎസ്‌പിഎൻ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ താരം അറ്റലാന്റയിൽ നിന്നും അൻപത്തിയഞ്ചു മില്യൺ യൂറോയുടെ ട്രാൻസ്ഫറിലാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. 4. പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ യുവന്റസിന് താൽപര്യം ബാഴ്‌സലോണ മധ്യനിര താരമായ മിറാലം പ്യാനിച്ചിനെ തിരിച്ചെത്തിക്കാൻ യുവന്റസിനു താൽപര്യമുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്‌തു. ബോസ്‌നിയൻ താരവും ഇറ്റലിയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നതിനാൽ ലോണിലോ സ്ഥിരം കരാറിലോ പ്യാനിച്ച് ബാഴ്‌സലോണ വിട്ടേക്കാം. 5. കൂടുതൽ സൈനിംഗുകൾ ബോണസാകുമെന്ന് സോൾഷെയർ ജാഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ ടീമിലെത്തിച്ചാൽ അതു ബോണസ് ആയിരിക്കുമെന്ന് പരിശീലകൻ സോൾഷെയർ. നിലവിൽ ടീമിന്റെ ഭാഗമായ രണ്ടു താരങ്ങൾ അത്യാവശ്യമായിരുന്നു എന്നും കൂടുതൽ സൈനിംഗുകൾ ഉണ്ടാകുമോയെന്ന് കണ്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. 6. വില്ലോക്കിന്റെ ട്രാൻസ്ഫറിൽ ആഴ്‌സണലും ന്യൂകാസിലും ധാരണയിലെത്തി ജോ വില്ലൊക്കിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച് ആഴ്‌സണലും ന്യൂകാസിലും തമ്മിൽ ധാരണയിൽ എത്തി. സ്ഥിരം കരാറിൽ സ്വന്തമാക്കാമെന്ന ഉടമ്പടി വെച്ച് ലോണിലാണ് താരത്തെ ടീമിലെത്തിക്കാൻ ന്യൂകാസിൽ ഒരുങ്ങുന്നത്. എന്നാൽ ആഴ്‌സണലിൽ തുടരണോ അതോ ക്ലബ് വിടണോ എന്ന കാര്യത്തിൽ വില്ലോക്ക് തീരുമാനം എടുത്തിട്ടില്ല. 7. ലിംഗാർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം ജെസ്സെ ലിംഗാർഡിനു മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനാണ് ആഗ്രഹമെന്ന് ദി അത്‌ലറ്റിക് റിപ്പോർട്ടു ചെയ്‌തു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ വെസ്റ്റ് ഹാമിനു വേണ്ടി ലോണിൽ കളിച്ച ലിംഗാർഡ് മികച്ച പ്രകടനം നടത്തിയിരുന്നു. വെസ്റ്റ്ഹാം താരത്തെ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അതു സംബന്ധിച്ച് സജീവമായ നീക്കങ്ങളൊന്നും നടന്നിട്ടില്ല. റിയാദ് കോവിഡിനെത്തുടർന്ന് നിർത്തിവെച്ച വിമാന സർവിസുകൾ പൂർണമായും പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി വിപണി. സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി നേടിയവർക്ക് രാജ്യത്തേക്ക് നേരിട്ടു പ്രവേശിക്കാൻ ആഗസ്റ്റ് അവസാന വാരമാണ് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. Also read: ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി ഇതോടെ ഒന്നര വർഷമായി ഗുരുതര പ്രതിസന്ധി നേരിട്ട ചെറുകിട വൻകിട സ്ഥാപനങ്ങളിൽ നേരിയ ചലനമുണ്ടായി.നിലവിൽ സൗദിയിെല വലിയവിഭാഗം പ്രവാസികളും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ അവരുടെ അവധിക്കുള്ള പോക്കുവരവുകൾ തുടങ്ങിയത് വിപണിയിൽ അനക്കമുണ്ടാക്കി. വിമാന സർവിസ് പൂർണമായും പുനഃസ്ഥാപിക്കപ്പെട്ട് ആളുകൾ സൗദിയിലെത്തി തുടങ്ങിയാലേ പ്രതിസന്ധിയിൽനിന്ന് പൂർണമായും കരകയറാനാകൂ എന്നാണ് സംരംഭകർ വിലയിരുത്തുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, ബ്രസീൽ, എത്യോപ്യ, അഫ്ഗാനിസ്താൻ, ലെബനാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നും വിമാന സർവിസ് ഇനിയും സാധരണ രീതിയിൽ പുനഃസ്ഥാപിച്ചിട്ടില്ല. Also read: മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു സൗദിയിലെ പ്രധാന ചെറുകിട വാണിജ്യ നഗരങ്ങളായ റിയാദിലെ ബത്ഹ, ജിദ്ദയിലെ ഷറഫിയ്യ, കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, അസീർ ഗവർണറേറ്റിലെ ഖമീസ് മുശൈത്ത് തുടങ്ങി ചെറുകിടക്കാരും തെരുവ് കച്ചവടക്കാരും അരങ്ങ് വാഴുന്ന നഗരങ്ങളിൽ ഇവരുടെ പ്രധാന ഉപഭോക്താക്കൾ ഇന്ത്യ, പാകിസ്താൻ, ഇന്തോനേഷ്യ എന്നീ രാജ്യക്കാരും കൂടിയാണ്. സൗദി എൻറർടൈൻമെൻറ് അതോറിറ്റി പ്രഖ്യാപിച്ച റിയാദ് സീസൺ ഉൾെപ്പടെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നടക്കുന്ന സീസൺ വിനോദ പരിപാടികളുടെ ഭാഗമായി നിരവധിയാളുകൾ സൗദിയിലെത്തുന്നത് വിപണി സജീവമാകാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. Also read: പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു പ്രതിസന്ധിയോട് പൊരുതി മാസങ്ങൾ പിടിച്ചുനിന്നെങ്കിലും പലർക്കും കച്ചവടം പൂട്ടേണ്ടിവന്നു. വൻകിട കമ്പനികൾ പലരും തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. ഇതുവഴി മലയാളികൾ ഉൾെപ്പടെ നൂറു കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി. ജീവനക്കാരുടെ ഇഖാമ സൗജന്യമായി പുതുക്കിയും സ്വദേശികളുടെ ശമ്പളത്തിെൻറ വിഹിതം നൽകിയും വിസ കാലാവധി നീട്ടി നൽകിയും സർക്കാർ സംരംഭകരെ ചേർത്തു നിർത്തിയപ്പോൾ കെട്ടിട ഉടമകൾ നല്ലൊരുവിഭാഗം ചെറിയ തോതിലെങ്കിലും വാടക ഇളവ് നൽകി പ്രതിസന്ധിയിൽ താങ്ങായി. Also read: യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു ജോലിയാവശ്യത്തിനും തീർഥാടനത്തിനും സൗദിയിൽ എത്തുന്നവർ ഉൾെപ്പടെ രാജ്യത്തേക്കുള്ള വരവു പോക്കുകൾ 2020ൽ തുടക്കത്തിൽ തന്നെ പൂർണമായും നിലച്ചിരുന്നു. കോവിഡിെൻറ തുടക്കത്തിൽ സ്വദേശത്തേക്ക് തിരിച്ച കുടുംബങ്ങളും കുട്ടികളും ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്തവരാണ്. അവർക്ക് തിരികെ സൗദിയിൽ എത്താനും നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കണം. മൂന്നും നാലും കുട്ടികളുള്ള കുടുംബത്തിന് മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻറീനിൽ കഴിയാൻ വലിയൊരു തുക െചലവു വരും. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറമാണ്. കുടുംബങ്ങൾ കൂട്ടത്തോടെ സൗദിയിേലക്ക് മടങ്ങിയാലേ ജ്വല്ലറികൾ, ബ്യൂട്ടി പാർലറുകൾ, വസ്ത്ര മാർക്കറ്റ്, റസ്റ്റാറൻറ്, യൂനിഫോം, തയ്യൽ കടകൾ, വിനോദ കേന്ദ്രങ്ങൾ എന്നീ മേഖല കര കയറൂ. സൗദിയിൽ ഇനി നാലു മാസത്തോളം ശൈത്യകാലമാണ്. തണുപ്പിനെ നേരിടാനുള്ള വസ്ത്രങ്ങളും ജാക്കറ്റുകളും ബന്ധപ്പെട്ട വസ്തുക്കളും നന്നായി വിറ്റുപോകുന്ന സമയം. പേക്ഷ ഇത്തവണ കണക്കിലേറെ സ്റ്റോക്ക് ചെയ്യാൻ വ്യാപാരികൾക്ക് ധൈര്യം പോര. ഈ മാസം തന്നെ വിമാന സർവിസ് പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ഔസാഫ് സയീദ് കഴിഞ്ഞദിവസം സൂചന നൽകിയിരുന്നു യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും സ്ഥിതി മെച്ചപ്പെട്ടെന്ന തോന്നലിൽ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും തെക്കൻ ശർഖിയയിൽ വീടിന് തീപിടിച്ചു. ആളപായമില്ല ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ റിയാദിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ സൗദി വ്യോമ സേന പരാജയപ്പെടുത്തി തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു ഭര്‍‌ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ യുവതിക്ക് ശിക്ഷ വിധിച്ചു നാല് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു; ഒന്‍പത് അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനുമെതിരെ കേസ് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ പിടിയില്‍ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കൊഹ്ലിയെ നീക്കി; പകരം രോഹിത് ശർമ കോഴിക്കോട് എസ്ഐയുടെ സേവ് ദ ഡേറ്റ്; ഫോട്ടോ ഷൂട്ട് വിവാദമാകുന്നു ഇരുമ്പിന്റെ കുറവ് പരിഹരിക്കാം; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ സൈനിക ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും ഭർത്താവിന്റെ സ്ഥാപനം സുഹൃത്ത് കൈവശപ്പെടുത്തിയെന്ന് യുവതി ജമാഅത്തെ ഇസ് ലാമി അംഗവും മുൻ ജില്ലാ അസി. സെക്രട്ടറിയുമായ കെ.പി. ആദം കുട്ടി സാഹിബ് (62 നിര്യാതനായി. പട്ടികജാതി കുടുംബങ്ങള്‍ക്ക് ആട് വിതരണം ചെയ്ത് ചക്കിട്ടപാറ പഞ്ചായത്ത് ജനറൽ റാവത്ത് ഉൾപ്പടെ 14 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫീസറും അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 'ഇങ്ക്വിലാബ് സിന്ദാബാദ് മുഷ്ടി ചുരുട്ടി ഏറ്റുവിളിച്ച് താരം; വീഡിയോ വൈറല്‍ മാറിൽ ആഭരണങ്ങൾ മാത്രം; ഫോട്ടോഷൂട്ട് വൈറല്‍ ഹോട്ട് ലുക്കില്‍ ഫോട്ടോ പങ്കുവെച്ച് താരം; പങ്കാളിയുടെ ഫോട്ടോക്ക് ഗോപി സുന്ദറിന്റെ കമന്റ്‌ വൈറല്‍ ഭാര്യയുമായി ഇന്റിമേറ്റ് ആവാന്‍ ഒരു സ്ഥലം കിട്ടിയില്ല, വെളിപ്പെടുത്തി താരം യുവാവിന്റെ പരാതിയില്‍ മസാജ് ജീവനക്കാരി അറസ്റ്റില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്. 1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്. അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത് ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ? അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല. കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും. ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും. 1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്. രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്. 2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്. മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ? സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍. ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് എന്തോന്നാണ് ഇത്ര വാദിക്കാന്‍ ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ. പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ. ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ ! ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക. പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ? ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല. ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്. വാല്‍ക്കഷണം പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മദ്ധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു. ← കോപ്പിയടി സാങ്കല്‍പ്പിക രേഖയിലേക്കൊരു യാത്ര → കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ ! ഇടുക്കി ഡാം തകർന്നാൽ പ്രളയജലത്തിന്റെ ഭൂരിഭാഗവും പെരിയാർ വഴിയായിരിക്കും സഞ്ചരിക്കുക. ഏറ്റവും കൂടുതൽ ജലദുരന്തം സംഭവിക്കാൻ പോകുന്നതു പെരിയാറിന്റെ കൈവഴികളിലായിരിക്കും. എത്രത്തോളം ഭയാനകമായ ദുരന്തഭീക്ഷണിയാണു നമ്മൾ നേരിടുന്നതെന്നു ഓർക്കുമ്പോൾ തന്നെ രക്തം തണുത്തുറയുന്നു. മനോജെട്ടൻ പറഞ്ഞതു പോലെ, ഇനി നമ്മളെ രക്ഷിക്കാൻ സർവ്വേശ്വരനു മാത്രമേ സാധിക്കൂ. പ്രാർത്ഥിക്കാം നമുക്കൊന്നായി ഈ 40 ലക്ഷം വരുന്ന ജനങ്ങൾക്കു വേണ്ടി.. വേറെ ആരും നമ്മളെ രക്ഷിക്കാൻ ഉണ്ടാകില്ല ഈ കാര്യത്തിൽ.. കോടതികളും, രാഷ്ട്രീയക്കാരും വെറും നോക്കുകുത്തികൾ മാത്രമാണീ വിഷയത്തിൽ.. പ്രളയത്തിനു ശേഷം ജീവനുണ്ടെങ്കിൽ രാഷ്ട്രിയക്കാരെ വല്ലതിനേം കൈയ്യിൽ കിട്ടിയാൽ..ജയൻ പറയുന്ന മാതിരി എന്തിനാണ് കേസ്, ഇവിടെയൊരു പ്രശ്നം തന്നെയില്ല എന്നതാണ് വാസ്തവം. തമിഴ്നാടിന് വെള്ളം വേണം, അത് നല്‍കില്ല എന്നൊന്നുമല്ലല്ലോ കേരളം പറയുന്നത്. ഡാം പുതിയതൊന്ന് നിര്‍മ്മിക്കണം. 50 വര്‍ഷം ആയുസ്സു കല്പിച്ചിട്ടുള്ള ഡാം 100 വര്‍ഷത്തിനു മുകളിലായി എന്നതു മാത്രം പോരേ അങ്ങിനെയൊരു തീരുമാനമെടുക്കുവാന്‍? കേരളീയര്‍, തമിഴന്മാര്‍ എന്നൊക്കെയുള്ളതു മാറ്റിവെച്ച് ഭാരതീയര്‍ എന്ന നിലയിലൊന്ന് ഇരുസംസ്ഥാനങ്ങളിലും ഉള്ളവര്‍ ചിന്തിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ. ആ 2012 ഒന്നു ഫ്രീയായി ഇവരെയൊക്കെ ഒന്നു കാണിച്ചാലോ? പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും… നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങള്‍ രാഷ്ട്രീയക്കാരെ പറ്റി വെറുതെ കാണാ പുണാ വര്‍ത്താനം പറയരുത്….. നിങ്ങളീ പറയുന്ന ഡാം പൊട്ടിയാല്‍ ഞങ്ങള്‍ക്കൊരു മൈ…മൈ …അല്ലെങ്കില്‍ അത് വേണ്ട,ഒരു മാങ്ങാതൊലിയും സംഭവിക്കാന്‍ പോന്നില്ലാ….ഞങ്ങളേ കൂട്ടത്തോടെ അങ്ങ് തിരോന്തരത്ത്‌ സെക്രട്ടേരിയേട്ടില്‍ വെടിയും പറഞ്ഞിരിക്കും…..ഈ പറഞ്ഞ വെള്ളമൊന്നും ഏതായാലും അവിടെയെത്തില്ലല്ലോ…അല്ലാ പിന്നേ… അതിഭീകരമായ ഒരു സത്യം മറവില്ലാതെ തുറന്നു കാണിച്ചതിന്റെ നടുക്കം മാറാതെ തന്നെ ഒരു ചെറിയ കാര്യം …………… ഈ പോസ്റ്റ് ആരെങ്കിലും മാധ്യമങ്ങളുടേ [ദ്രിശ്യ മധ്യമങ്ങളുള്‍ പ്പടെ] ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നായേനെ…………….. നിന്നും ദൈവത്തിലേക്കു തന്നെ രക്ഷ തേടാം.. മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്ന വേളയിലാണ്‌ ഈ പോസ്റ്റ്‌.ഏറെ വിവരങ്ങള്‍ പറഞ്ഞതിന്‌ ഏറെ നന്ദി.ഞാന്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ്‌ താമസിക്കുന്നത്‌.മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമിലെത്തും..ഇടുക്കിയ്ക്ക്‌ എത്ര വെള്ളം തടഞ്ഞു നിര്‍ത്താനാകുമെന്നതിനെ ആശ്രയിച്ചിരിക്കും പിന്നെ ആയിരക്കണക്കിനു ജനങ്ങളുടെ ഭാവി.വണ്ടിപ്പെരിയാര്‍, ചപ്പാത്ത്‌ ഭാഗങ്ങളീലുള്ള ജനങ്ങള്‍ ഈ സമയത്ത്‌ തീ തിന്നാണ്‌ ജീവിക്കുന്നത്‌.എന്താണ്‌ ഇതിനൊരു പ്രതിവിധി?സമയോചിതമായ പോസ്റ്റ്‌…….. അവിടെ പുതിയൊരു ഡാം പണിയണം. അതുതന്നെ മാര്‍ഗ്ഗം. പക്ഷെ അതിനും കേസും കൂട്ടവുമൊക്കെ ആയിരുന്നല്ലോ ഇതുവരെ. ഇപ്പോള്‍ സര്‍വ്വേ തുടങ്ങിയിട്ടുണ്ട്. അത് തീരാന്‍ 2 മാസം എടുക്കും. പിന്നെ ചുവപ്പ് നാടയിലൊക്കെ എത്രനാള്‍ കുടുങ്ങിക്കിടക്കുമോ ആവോ അത്രയും കാലം കൂടെ ഡാം പൊട്ടാതെ നിന്നാല്‍ രക്ഷപ്പെട്ടു. പരിമിതമായ സാങ്കേതിക വിദ്യകളൊക്കെ വെച്ച് കാടിനോടും കാട്ടുമൃഗങ്ങളോടുമൊക്കെ പടവെട്ടി 10 കൊല്ലം കൊണ്ട് ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന സ്വന്തം തറവാട്ട് സ്വത്ത് ഉപയോഗിച്ചാണ് ബെന്നി ക്വിക്ക് ഈ അണക്കെട്ട് കെട്ടി ഉയര്‍ത്തിയത്. ഇന്ന് അതേ സ്ഥാനത്ത് നല്ല രീതിയില്‍ പുതിയൊരു ഡാം ഉണ്ടാക്കാന്‍ 2കൊല്ലം മതിയാകും. അതിനുള്ള കാര്യങ്ങളാണ് 2 സംസ്ഥാനങ്ങളും കൂടിയാലോചിച്ച് ചെയ്യേണ്ടത്. അത്രയും കാലം ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ് നാട്ടിലെ ജില്ലകള്‍ക്ക് വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും കണ്ടുപിടിക്കണം. അതൊക്കെ നടക്കും. 100 കൊല്ലം മുന്നുള്ള അവസ്ഥയല്ലല്ലോ ഇന്നുള്ളത്. അതിനുപകരം കേസും കൂട്ടവുമായി നടക്കുന്നതില്‍ ഒരു കാര്യവുമില്ല. തമാശയായിട്ടാണെങ്കിലും മുജീബ് കോറോത്ത് പറഞ്ഞതില്‍ കാര്യമുണ്ട്. തലസ്ഥാനനഗരിയില്‍ സക്രട്ടറിയേറ്റിന്റെ പരിസരത്തെങ്ങാനുമായിരുന്നു ഈ ഡാമെങ്കില്‍ വളരെ പണ്ടേ തന്നെ ഇതിനൊരു തീര്‍പ്പുണ്ടായേനേ. ഇതിപ്പോള്‍ അതിനകത്ത് ഇരിക്കുന്നവര്‍ക്ക് അപകടം ഒന്നും ഇല്ലല്ലോ അതോണ്ടാണ് ഈ അലംഭാവം. മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ, എന്തു പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്താലും രാഷ്ട്രീയക്കാരെ കണ്ണുമടച്ച് കുറ്റം പറയുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ മേഖലയിലുമെന്ന പൊലെ രാഷ്ട്രീയത്തിലും കള്ളന്മാര്‍ കണ്ടേക്കാം എന്നാല്‍ അതുകൊണ്ട് കാടടച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്ത്തിച്ച ഒരു ജല വിഭവ് വകുപ്പ് മന്ത്രിയും സര്‍ക്കാരുമാണ് നമുക്കിപ്പോഴുള്ളത്. അത് കൊണ്ടു തന്നെയാണ് ഒരു ഘട്ടത്തില്‍ തികച്ചും തമിഴ് നാടിന് അനുകൂലമായിരുന്ന കേസ് ഇപ്പോള്‍ കേരളത്തിന്റെ ഭാഗത്തേക്ക് ചാഞ്ഞത്. പുതിയ ഡാമിനായുള്ള സര്വ്വേ അനുമതി നേടിയെടുക്കാന്‍ കേന്ദ്രത്തിലെ മന്ത്രിമാരുടേയും സഹായം ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ സമരസമിതി നേതാവ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞതും എക്കാര്യത്തില്‍ മന്ത്രി എടുത്തിരിക്കുന്ന നടപടികള്‍ തികച്ചും സ്വാഗതാര്ഹമാണെന്നാണ്. വെള്ളം പോലെയൊരു വിഷയം അതും നിയമത്തിന്റെ നൂലാമാലയില്‍ പെട്ടു കിടക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഈ വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപേടാവുന്നതില്‍ പരിമിതിയുണ്ട്. അല്ലാതെ തിരുവനന്തപുരത്തായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശ്നം തീര്ന്നേനേ എന്നൊക്കെ കാണുന്നത് കുറച്ചു കടുപ്പമാണ്. ഈ വിഷയത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് സുപ്രീം കോടതി ഇത് എത്രയും വേഗം തീര്‍പ്പാക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തിരഞ്ഞെടുത്ത് നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും അയക്കുന്നവരെയേ ഈ വിഷയത്തില്‍ എനിക്ക് പഴി പറയാനാകൂ. അല്ലാതെ വേറാരെ പറയും/പറയണം 25 കൊല്ലം മുന്നേയെങ്കിലും തീര്‍ക്കേണ്ട പ്രശ്നമായിരുന്നു ഇത്. ഇതുവരെ ഭരിച്ചവര്‍ എല്ലാവരും എന്റെ നോട്ടത്തില്‍ കുറ്റക്കാരാണ്‍. അതുകൊണ്ടുതന്നെ അവരൊക്കെ അടങ്ങുന്ന രാഷ്ട്രീയക്കാര്‍ എന്ന വര്‍ഗ്ഗത്തെ അടച്ചുതന്നെ ചീത്തവിളിക്കാതിരിക്കാന്‍ എനിക്കാവില്ല. കൂട്ടത്തില്‍ പരമോന്നത ന്യായപീഠത്തേയും ഞാന്‍ പഴിചാരുന്നുണ്ട്. ഇങ്ങനെ നീട്ടിവലിച്ച് കൊണ്ടുപോകേണ്ട ഒരു കേസല്ല ഇത്. തമ്മില്‍ ഭേദം നിലവിലുള്ള മന്ത്രിയോ (സര്‍ക്കാരോ) ആയിരിക്കാം. പക്ഷെ ഇതൊന്ന് പൊട്ടിയാല്‍ അദ്ദേഹം എന്തൊക്കെ ചെയ്തെന്ന് പറഞ്ഞിട്ടും കാര്യമില്ല. എല്ലാം കൈവിട്ട് പോകും. ഞാന്‍ എന്തിനും ഏതിനും രാഷ്ടീയക്കാരനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഈ വിഷയത്തില്‍ പറയാതിരിക്കാനും എനിക്കാവില്ല. എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി രജ്ഞിത്ത് മല്ലപ്പെരിയാർ വിവാദം കേട്ടുകേട്ടു രക്തം തിളച്ചുനട നിരക്ഷരനോട്‌ എനിക്കു അൽപം അസൂയയും ഉണ്ട്‌ കാരണം ഞനും ഈവിഷയത്തെക്കുറിച്ചു ഒരു പൊസ്റ്റ്‌ ൽ ”ദേവി”,4-11-2009-ൽ നടൻ ”ചോ”യുടെ ”തുഗ്ലക്ക്‌” 1980ന്‌ ശേഷം കേരളത്തിൽ ജലക്ഷാമം നേരിടുകയാണെ വിപ്ലവം ഉണ്ടായിട്ടുള്ളതായി ചരിത്രം നന്നളെ ഓർ അതുപോലുള്ള ഓരു പ്രശനമാണ്‌ തമിഴക കർഷ്ക ഇതു മലയാളിക്കും ,കേരളത്തിനും, ഉള്ള ഒരു വെക്തമായ ഒന്ന് ഉറപ്പാണ്‌ കേരളതിലെ മുഴുവൻ ജനങ്ങളും മുല്ല പ്പെരിയാറി ഒലിച്ചു പോയാലും കേന്ദ്രത്തിൽ ഒരു പ്രശ്‌ നവും ഇല്ല,പക്ഷേ..തമിഴ്നാട്‌ എന്നൊരു സംസ്ഥാനം ഇല്ലാ എങ്കിൽ കേന്ദ്രത്തിൽ ആരും ഭരിക്കില്ല ,നമ്മുടെ രാഷ്ട്രീയക്കാർ പറയുന്നതൊന്നും കേന്ദ്രം അംഗീകരിക്കില്ല, ജനുവരി-19ന്‌ മുല്ലപ്പെരിയാർ കേസ്സ്‌ വീണ്ടും വിചാര ജനക്കീയ പ്രക്ഷോഭം മാത്രമാണു ഇതിനു ഒരുവഴി രെ എഴുതുക ,മനോജ്‌ ചേട്ടാ ഈപൊസ്റ്റ്‌ ഇംഗ്ലീഷിൽ ഞങ്ങള്‍ക്കൊന്നും പറ്റില്ലാല്ലോ ഞങ്ങള്‍ കുട്ടനാട്ടുകാരും, നോഹയുടെ ആളുകളുമാണ്. പോരാഞ്ഞിട്ട് ആലപ്പുഴ പങ്കജ് ടാല്കീസ്സില്‍ “ഇയര്‍ 2012 ” കളിക്കുന്നുമുണ്ട്. ഞങ്ങള്‍ ആലിലയില്‍ തുഴഞ്ഞു നടക്കും. ഹ ഹ ഹ. മുല്ലപ്പെരിയാർ ഉണർത്തുന്ന ആശങ്കകളെക്കുറിച്ച് ഒരുപാട് പേർ എഴുതിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ വന്നുകൊണ്ടെയിരിക്കും. പക്ഷേ ഇതുകൊണ്ടൊന്നും ഉണരേണ്ടവർ ഉണരുമെന്ന് ഇനിയും പ്രതീക്ഷിക്കുക വയ്യ. ഇനിയിപ്പോൾ മഴ കുറഞ്ഞസ്ഥിതിക്ക് അടുത്ത മഴക്കാലം വരെ ഇതിനെപ്പറ്റി ആലോചിക്കേണ്ട കാര്യം പോലുമില്ലല്ലോ പിന്നെ, കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഉത്തരവാദിത്വങ്ങളെല്ലാം ദൈവത്തിന് മാത്രമുള്ളതാണല്ലോ….അല്ല, ഒന്നാലോചിച്ചുനോക്കിയാൽ മുല്ലപ്പെരിയാർ ഇന്ന്, ഈ നിമിഷം വരെ പൊട്ടാതെ നിറുത്തിയിരിക്കുന്നതും അങ്ങേരു തന്നെ.. പുതിയൊരു അണക്കെട്ട് പണിയുന്ന കാര്യത്തിന് എന്നെങ്കിലും തീരുമാനമുണ്ടായാൽ തന്നെ, കേരളത്തിലെ നിർമ്മാ‍ണമേഖലയിലെ ഇതുവരെയുള്ള പാരമ്പര്യം വച്ചുനോക്കിയാൽ ചുരുങ്ങിയത് 25 കൊല്ലമെങ്കിലും എടുക്കില്ലേ പണി പൂർത്തിയാവാൻ അതുകൊണ്ട്, കേരളം തന്റെ സ്വന്തം നാടല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവം ലക്ഷക്കണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ജലസമാധി വിധിക്കുന്ന ആ ദിവസത്തിനായി നമുക്ക് ഭീതിയോടെ കാത്തിരിക്കാം… ചേട്ടാ എത്രയും പെട്ടെന്ന് ഇത് ഇംഗ്ലീഷില്‍ ആക്കി ഈ പോസ്റ്റില്‍ തന്നെ ലിങ്ക് ഇടണേ… മറക്കരുത്… എന്നാല്‍ കഴിയുന്നത്ര ഞാന്‍ ആ ലേഖനം പ്രൊമോട്ട് ചെയ്യും. ഇവിടെ കമന്റ്‌ ഇട്ടവരും അല്ലാത്തവരും എല്ലാവരും ചെയ്യും. ദിവസം മിനിമം 100 പേരെങ്കിലും അത് വായിക്കാനുള്ള വകുപ്പ് എന്റെ കയ്യില്‍ ഉണ്ട് മലയാളികള്‍ അല്ല.) ബിന്ദു കെ.പി. പറഞ്ഞതുപോലെ പലരും ഇതേ വിഷയം ഇതിനകം എഴുതിക്കഴിഞ്ഞു. എല്ലാവരും ഇതേ വിഷയം എഴുതണമെന്നാണ് എനിക്ക് തോന്നുന്നത്. ‍ ബൂലോകത്ത് ഒരു മുല്ല്ലപ്പെരിയാര്‍ മൂവ്മെന്റ് നടത്തുന്നതിന്റെപ്പറ്റിയും ആലോചിക്കാവുന്നതാണ്. ‘സേവ് കേരള, സോള്‍വ് മുല്ലപ്പെരിയാര്‍ ഡാം ഇഷ്യൂ ഇമീഡിയറ്റ്‌ലി‘ എന്നോ മറ്റോ നല്ലൊരു ലോഗോ ഡിസൈന്‍ ചെയ്ത് എല്ലാവര്‍ക്കും അത് അവരവരുടെ ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ബൂലോകം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നു എന്ന് കാണിക്കാനെങ്കിലും അത് ഉപകരിക്കും. ആരെങ്കിലും ലോഗോ ഉണ്ടാക്കാന്‍ ശ്രമിക്കൂ. നമുക്കത് പ്രദര്‍ശിപ്പിക്കാം. @ പി.പഠിഷു, തെക്കുവടക്കന്‍ – ഇതിനെ തര്‍ജ്ജിമ ചെയ്യാന്‍ പറ്റുമോന്ന് ചിലരോട് ചോദിച്ച് നോക്കട്ടെ. @ തെക്കുവടക്കന്‍ – വിശദമായ അഭിപ്രായത്തിനും തമിഴ്‌നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രചരണങ്ങള്‍ പങ്കുവെച്ചതിനും വളരെ നന്ദി:) മുല്ലപ്പെരിയാര്‍ പൊട്ടിയാലെന്തുണ്ടാകും എന്ന എന്റെ ആശങ്കകളും വ്യാകുലതകളും വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവുമൊക്കെ തന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി. മനോജ് ചേട്ടാ നന്നായി മുല്ലപെരിയാർ വിഷയത്തിൽ ഒരു മുവ്മെന്റ് ആവശ്യം തന്നെയാണ്‌.പിന്നെ നമ്മുടെ മന്ത്രി പ്രേമചന്ദ്രൻ ഈ കാര്യത്തിൽ മുൻ‌കാമികളേക്കാൾ നല്ല രീതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.രണ്ട് കൂ‍ട്ടരും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് പുതിയ ഡാം നിർമ്മിക്കുകയാണ് ഇതിനൊരു പോംവഴി.പക്ഷെ അതു എത്രമാത്രം വിജയിക്കും എന്നൊരു സംശയം ഉണ്ട്.കാരണം ഈ തമിഴന്മാരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ വലിയപാടാണ്.വെട്ടൊന്ന് മുറിരണ്ട്,താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് തുടങ്ങിയ പോളസിയാണ് ഇവരുടേത്.എന്റെ കൂടെ രണ്ട് തമിഴന്മാർ ജോലി ചെയുന്നുണ്ട്.ഈ വിഷയത്തിൽ ഞങ്ങൾ തമ്മിൽ സംവാദങ്ങളും നടക്കാറുണ്ട്.പക്ഷെ മുല്ലപെരിയാർ ഡാം പൊട്ടില്ലന്നുള്ള വാദഗതിയിൽ അവർ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.നല്ല പഠിപ്പും വിവരവും ഉള്ളവരാണ്…ഈ കാര്യത്തിൽ മാത്രം വളരെ വൈകാരികമായിട്ടാണ് അവർ സംസാരിക്കുന്നത്.മുല്ലപെരിയാർ തകർന്നാൽ ആദ്യം തകർക്കണ്ടത് നമ്മുടെ കോടതികളാണ്.പൊതുജനങ്ങൾക്ക് ഉപകരിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിന്?? മുല്ലപെരിയാറിന്റെ ചരിത്രം നല്കിയതിന് നന്ദി നമ്മുക്ക് പ്രർത്ഥിക്കാം..കോടതികൾക്കും ജനപ്രധിനിധികൾക്കും സർവ്വോപരി നമ്മുടെ അയൽക്കാർക്കും നല്ല ബുദ്ധികൊടുക്കാൻ..ദൈവം അവന്റെ സ്വന്തം നാടിനെ രക്ഷിക്കട്ടെ ഈ പോസ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റുന്നുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്ക് അയച്ചു തരാൻ മറക്കരുത്.. നിരക്ഷരൻ കൊളുത്തിയ ഈ അഗ്നി ഒരിക്കലും ഒരു ദേശീയ ദുരന്തം ഒഴിവാക്കൻ നമുക്ക്‌ കൂട്ടായി ണ്ടി ശക്തമായി പൊസ്റ്റ്റ്റുകൾ ഇടുക, ലോകം അറിയട്ടെ മലയാളിയുടെ വികാരം, മലയാളി മുല്ലപ്പെരിയാറിനേക്കുറിച്ച്‌ കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു വളരെ പഠിച്ച് എഴുതിയ പോസ്റ്റിന് അഭിനന്ദനങ്ങള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നത് ശരിയല്ല. തമിഴ്നാട്ടിലെ രാഷ്ട്രീയം അറിയാമല്ലോ, വെറും സങ്കുചിത പ്രാദേശിക വികാരങ്ങള്‍ മാത്രം മുദ്രവാക്യമാക്കി വോട്ടു തിന്നു ജീവിക്കുന്ന ചില പ്രാദേശിക കക്ഷികളാണ് അവിടെയുള്ളത്. തമിഴനെന്ന് കേട്ടാല്‍ തിളക്കുന്ന ചോരയുമായി തമിഴ് മക്കളും. ഇതാണ് കാര്യങ്ങള്‍ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്. ഒരു ദേശീയ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടികള്‍ക്കും സ്വാധീനമില്ല എന്നുള്ളതിനേക്കാള്‍ കേന്ദ്ര ഭരണം കൈവശം വക്കാന്‍ ഈ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടിയേ തീരൂ, ആരു ഭരിച്ചാലും. ഫലത്തില്‍ കേരളത്തിന് അനുകൂലമായി ഒരു തീരുമാനം, അത ഭരണപരമായോ, രാഷ്ട്രീയമായോ ഉണ്ടാവാനിടയില്ല. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം എല്ലാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളേയും ഒന്നടങ്കം വരിഞ്ഞ് കെട്ടി ഒരു സമഗ്ര പ്രക്ഷോഭത്തിലേക്ക് പോയാലെ എന്തെങ്കിലും നടക്കൂ പക്ഷെ ഇതു കേരളമല്ലെ, അതൊരിക്കലും സംഭവിക്കാനും പോകുന്നില്ല. ഇതു വരെ വന്ന ജലവിഭവ മന്ത്രിമാരില്‍ ഏറ്റവും പ്രശംസയര്‍ഹിക്കുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍. വളരെ വിശദമായെ അദ്ദേഹം ഈ വിഷയം പഠിച്ചതിന്റെ ഗുണം കൂടിയാണ് ഇന്ന് കേരളത്തിന് കിട്ടിയ മേല്‍ക്കൈ. തമിഴ്നാട്ടിലും ഇതുപോലെ തലക്കകത്ത് വെളിച്ചം ഉള്ള വല്ലവനും വന്നാല്‍ കേരളം രക്ഷപ്പെടും, അല്ലെങ്കില്‍ കട്ടപ്പൊഹ തന്നെ. മുല്ല്ലപ്പെരിയാ‍ാർ..മുല്ലപ്പെരിയാർ എന്ന് മസിലുപിടിച്ച്ച്ച് പ്രസംഗിച്ച്ച്ച് അധികാരത്തിൽ വന്നവർ എന്തുചെയ്തു? മറിച്ച് തമിഴ്നാട് ആയിരുന്നു ഈ പ്രശനം നേരിട്ടിരുന്നതെങ്കിലോ അവിടെ പുരട്ചിതലൈവിയും കലൈഞ്ജറും മാരനും ഒക്കെ ഒന്നിച്ച്ച്ച്നിന്നുകാര്യംനേടിയേനെ. പറയൂ ഏകദേശം എത്രലക്ഷം ആളൂകൾ മരീച്ച്ച്ചു? ശ്രീ സുകേഷ് ഏകദേശം അറുപത്റ്റ് ലക്ഷം ആളൂകൾ മരിച്ച്ച്ചിട്ടുണ്ടാകാം എന്നാണ് കാരുതുന്നത്….. ദുരന്തം ഊണ്ടായാൽ ഇത്തരം ചർച്ച്ച്ചകൾ മാധ്യമങൾ ആഘോഷമായി സംഘടിപ്പിക്കും അന്ന് ഈ ചർച്ച്ച്ചയിൽ രാഷ്ടീയ സാംസ്കാരിക പന്നികൾ അതെ പന്നികൾ വന്ന് പരസ്പരമ്പഴ്ശിചാരുർകയും ചെയ്യും… അനിഗ്നെ ഒരൂ ദുരന്തം ഉണ്ടാകാതിരിക്കട്ടെ… തികച്ച്ച്ചും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്റ്റീയ സംവിധാനത്തിൽ ദുരന്തങൾ പോലും രാഷ്റ്റീയ മുതലെടുപ്പിനുള്ള സാധയ്തകൾ തിരയും. എന്തുപറ്റി തേക്കടി ദുരന്തത്തിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഉള്ളിലായത് ആ ദിവസക്കൂലിക്കാരൻ എന്നാൽ ഇത് മറ്റേതെങ്കിലും വിദേശരാജ്യത്താ‍യിരുന്നെങ്കിലോ? ഒരു കാറിടീച്ചാൽ ഓടിച്ചവനെ സ്പോട്ടിൽ പിടിച്ചിടും എന്നിട്ട് അന്വേഷണം കഴിഞേ വിടൂ..നാട്ടിലോ രാഷ്ടീയ ഉദ്യോഗ്സ്ഥ തമ്മ്പുരാക്കന്മാർക്ക് ഒരു പോറൽ പോലും പറ്റില്ല. കെടിഡിസി ചെയർമാൻ ആയി പദ്മജയയിരുന്നേൽ ഒരു പക്ഷെ സമരതൊഴിലാളീകള്ള് ഉറഞുതുള്ളിയേനെ… കരാറിന്റെ ഡീറ്റെയിൽ കൊള്ളാം സർദാർജി കഥപോ‍ാലെ. ശരത് കുമാര്‍ പറയുന്നത് മന്ത്രി പ്രേമചന്ദ്രനുമായി അദ്ദേഹത്തിന് നല്ല സുഹൃദ്ബന്ധമാണെന്നാണ്. ആ സൌഹൃദം ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള വഴി തെളിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തി കോടതിക്ക് പുറത്ത് തന്നെ ഈ വിഷയം പരിഹരിക്കപ്പെടാന്‍ കഴിഞ്ഞാല്‍ നല്ല കാര്യമല്ലേ മരണം മുന്നില്‍ കാണുന്ന കേരള ജനതയുടെ പോലെ തന്നെ പട്ടിണിയിലാകാന്‍ സാദ്ധ്യതയുള്ള നല്ലൊരു ശതമാനം തമിഴ് മക്കളും മനുഷ്യര്‍ തന്നെയാണെന്നുള്ള രീതിയില്‍ രമ്യമായി വേണം കാര്യങ്ങള്‍ നീക്കാന്‍ ഈ വെള്ളം കൊണ്ടുപോയി കൃഷി ചെയ്താലേ തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറി നമ്മുടെ അടുക്കളയിലേക്കും എത്തൂ എന്ന കാര്യം ഈ അവസരത്തില്‍ വിസ്മരിക്കാനാവില്ല തമിഴ്‌നാട്ടില്‍ സിനിമാക്കാരന്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. അവര്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് വെറുമൊരു സിനിമാക്കാരന്‍ എന്ന രീതിയില്‍ ശരത്കുമാറിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ ഇടയാവരുത്. കിട്ടുന്ന പിടിവള്ളിയിലൊക്കെ പിടിച്ച് കയറണം. അതിനുള്ള ശ്രമങ്ങള്‍ നടക്കണം. ബ്ലോഗേഴ്സ് എന്ന രീതിയില്‍ നമ്മളെക്കൊണ്ടാകുന്ന ശ്രമങ്ങള്‍ എല്ലാം നമ്മളും ചെയ്യണം. വേണ്ടി വളരെ സ്ലാഘനീയമായപ്രവർത്തനമാണ്‌ നടത്തിയിട്ടുള്ളത്‌,കാരണംമുല്ലപ്പെരിയാർ വിഷയത്തിൽ,പ്രധാനമന്ത്രിയെക്കാണാൻ നമ്മുടെ നേതാക്കന്മാർ സമ്യുക്തമായാണ്‌ പോയി ”എനതാൻ പ്രശനമാണേലും,ലവന്മാർ രണ്ടും ഒരു ഫ്ലൈറ്റിൽ ഒന്നിച്ചു ഡാൽഹിക്ക്‌ പറക്കും” എന്റെ പൊന്നു നിരക്ഷരാ ഈ ”ശരത്കുമാർ” ഒന്നു പറയണമെന്നുവെച്ച്‌ അയാള്‌ എന്തോ ഒന്നു പുളുവി എന്നല്ലാതെ അതിൽ വലിയ കാര്യമൊന്നും ഇല്ല. തമിഴന്മാർ അടിച്ചു നിരത്തി ഭിത്തിയേലൊട്ടിക്കും , ഈ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രചരണത്തിന്റെ പള്‍സ് ശരിക്കും അറിയുന്ന ആളാണ് താങ്കള്‍ എനിക്കതിനെപ്പറ്റിയൊന്നും പൂര്‍ണ്ണമായ ധാരണയൊന്നുമില്ല. ശരത് കുമാര്‍ ഇപ്പോള്‍ പഴശ്ശിരാജയ്ക്ക് സിനിമയ്ക്ക് ശേഷം കൈവന്ന കേരള പോപ്പുലാരിറ്റിയുടെ പുറത്ത് മലയാളികളെ കൂടുതല്‍ കൈയ്യിലെടുക്കാന്‍ വേണ്ടി അങ്ങനെ പറഞ്ഞതാകാമെന്ന് എനിക്കും തോന്നാഞ്ഞിട്ടല്ല. വിടുവായത്തരം ആണെങ്കില്‍പ്പോലും അങ്ങനെ പറഞ്ഞ ഒരാളെ നമ്മള്‍ ഉപയോഗിക്കണം എന്നാണെന്റെ പക്ഷം. എന്നിട്ടയാളെ തമിഴര്‍ കൈകാര്യം ചെയ്യുന്നെങ്കില്‍ അത് അയാളുടെ പിടിപ്പുകേട്. ഈ പോസ്റ്റിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ തയ്യാറായിക്കൊണ്ടിരിക്കുന്നു. പൂര്‍ത്തിയായാല്‍ എവിടെ പോസ്റ്റണമെന്ന് അറിയിക്കൂ. അതുപ്രകാരം ചെയ്യാം. നീരു”,ശരത്കുമാർ ഡിസംബർ19-ന്‌,”സമത്വ മക്കൾകക്ഷിയുടെ ആഭിമുഖ്യത്തിൽ തേനിയിൽ കാൽനടപ്രചരണ ജാഥ നടത്താൻ പൊകുന്നു.! ഈവാർത്ത26-11-2009-ൽ,”ദിനതന്തി” യിൽ വന്നത്‌ ,പഴശീരാജായുടെ പരിപാടിയിൽ പങ്കെടുക്കാൻ പൊകുന്നവഴി,കോയമ്പത്തൂർ വിമാന നിലയത്തിൽ പത്രക്കാരോട്‌പറഞ്ഞതാണ്‌ ഈവിവരംഇത്കാണാൻ ഞാൻ അൽപ്പം വൈകി, തേനിയിൽ നിന്നു പുറപ്പെട്ട്‌,കമ്പം,കൂടല്ലൂർ,വഴി,45കി:മി:സഞ്ചരിച്ച്‌ ലോയർക്യാമ്പിൽ അവസാനിക്കും ഫോട്ടോയും അറ്റാച്ച്‌ ചെയ്ത്‌ ഒരു ഫൊർവേഡ്‌ അങ്ങനെ യെങ്ങാണും ഒരു മെസ്സേജ്‌ എന്റെ കൈയിൻകിട്ടിയാൽ ഈതമിഴ്നാടു മുഴുവനും നാറ്റിക്കും പാച്ചുവിന്റെ സമ്മതം ഞാന്‍ വാങ്ങാം. ശരത് കുമാറിന്റെ ദൌത്യം മലയാളികള്‍ക്ക് ഗുണകരമാകുന്ന അവസ്ഥ ഉണ്ടാകുമാറാകട്ടെ. ഈ വിഷയത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവിടെ തരുന്നതിന് നന്ദി തെക്കുവടക്കന്‍ ആദ്യം മുങ്ങുന്നത് എറണാകുളം ആണെന്ന് കേട്ടിട്ടുണ്ട് …. ബ്ലോഗും ബ്ലോഗിന്റെ പ്രസക്തിയും, ഇനി ബ്ലോഗുകളിലൂടെ സമൂഹത്തില്‍ പതിയാനിരിക്കുന്ന മൂര്‍ച്ചയുള്ള വാക്കുകളുടെ ഒരു ടെസ്റ്റ് ഡോസ് മാത്രമാണീ പോസ്റ്റ്. എമ്പതുകളിലിലെ ഒരു മാതൃഭൂമി ദിനപത്രത്തിലെ എഡിയോറിയല്‍ വായിച്ച ഒരു ചോതോവികാരമാണീ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്. യുദ്ധമോ, കൊടുംവരള്‍ച്ചയോ, മഹാപ്രളയമോ, മഹാമാരിയോ, എന്തിന് മറ്റു കൊടും ദുരിതങ്ങളോ നമ്മുടെ കേരളത്തില്‍ ഉണ്ടായിട്ടില്ലല്ലോ… ഇങ്ങനെ സംഭവിച്ചാല്‍ നമ്മുക്ക് അവധി കിട്ടും, കവികള്‍ക്ക് കവിതയ്ക്ക് വകയായ്, വല്ല കഥാകൃത്തുകള്‍ക്കും ‘ഒരു കോളറകാലത്തെ പ്രണയത്തിനു പകരം” ലോകപ്രസിദ്ധമായ മറ്റു വല്ല കൃതികള്‍ക്കും തുലനം ചെയ്യാന്‍ പറ്റുന്ന കൃതികള്‍ എഴുതാം. ദുരിതാശ്വാസഫണ്ട് സംഘടിപ്പിച്ച് ആശ്വാസം കൊള്ളാം. അങ്ങിനെ എന്തെല്ലാം പരിപാടികള്‍. കൊള്ളാം നീരൂ ഈ കാലോചിതമായ പോസ്റ്റ്. തെക്കുവടക്കാന്‍ പറഞ്ഞത് പോലെ ഈ വിഷയത്തിലെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് ഒരു മെസ്സേജ് ആക്കിയാല്‍ കൂടുതല്‍ റീച്ചാവും എന്നാണ് എനിക്കും തോന്നുന്നത് ….ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ കുറെ പേര്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട്….നീരുവേട്ടന്‍ സമ്മതിച്ചാല്‍ പോസ്റ്റ്‌ തന്നെ ഫോര്വേര്ഡ് ചെയ്യാം…….. അങ്ങനെയൊക്കെ ഈ വിഷയം ബൂലോകത്തിന്റെ പുറത്തും ഒരു സജീവ ചര്‍ച്ചാ വിഷയമാകട്ടെ എന്നാണ് എല്ലാരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്…….. ഒരു പാട് ഭീഷണികളുമായി ഒരു ഡാമും അതിന്റെ താഴെ നിസ്സഹായരായ ഒരു ജനതയും…….ഈ വിപത്തിനെതിരെ നമളെ കൊണ്ട് കഴിയുന്നത് നമുക്കും ചെയാം….. നിരക്ഷരന്‍, പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഈ മഹാവിപത്തിനെ ചെറുക്കാന്‍ ഒരു സാമൂഹ്യപ്രക്ഷോഭം തന്നെ ഉണ്ടാകെണ്ടിയിരിക്കുന്നു. താങ്കള്‍ തീര്‍ച്ചയായും ഈ പോസ്റ്റ് മനോരമ ഓണ്‍ലൈനിലിടണം. വളരെ പഠിച്ചെഴുതിയ, ഒരു ദേശീയദുരന്തമായിത്തീർന്നേക്കാവുന്ന സംഗതിയെ അതേ ഭാവത്തിൽ അവതരിപ്പിച്ച ഈ പോസ്റ്റിന് ആദ്യമേ അഭിനന്ദനങ്ങൾ. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാരുടെ നീക്കങ്ങളും നാട്ടിൽ ഓരോരോ കാര്യങ്ങൾ ചെയ്യുന്നതിലുള്ള സ്പീഡും ഒക്കെ കാണുമ്പോൾ ഇതിനിയും അനേക വർഷങ്ങൾ ഇങ്ങനെതന്നെ നിന്നുപോവാനാണ് സാദ്ധ്യത. ഡാം പൊട്ടുകയോമറ്റോ ചെയ്താൽ (അങ്ങനെ വരാതിരിക്കട്ടെ) ഈ പോസ്റ്റിൽ വാക്കുകളിലൂടെ വിവരിച്ചതിലും അധികമായിരിക്കും അപകടം എന്നുതോന്നുന്നു. ആറുകളിൽ വെള്ളപ്പൊക്കം ഉണ്ടായി ഒരു പ്രളയം ഉണ്ടാകുന്നതിനുമപ്പുറം ഒരു വലിയ സുനാമി, ഏറ്റവും കുറഞ്ഞസമയത്തിനകം അങ്ങുതേക്കടിമുതൽ അറബിക്കടൽ വരെ കടന്നുപോയ അവസ്ഥയാവില്ലേ ഉണ്ടാവുക? അത്രയും സ്ഥലത്തെ മണ്ണൊലിച്ച് തിരികെ കടൽ വെള്ളം കുറേ സ്ഥലത്തേക്കെങ്കിലും കയറുകയും ചെയ്തേക്കുമായിരിക്കും, തീരപ്രദേശത്തെങ്കിലും? കേരളം മുഴുവൻ ഒറ്റക്കെട്ടക്കായി അണീനിരക്കുന്ന, രാഷ്ട്രീയം മറന്ന ഒരു പ്രക്ഷോഭത്തിനു മാത്രമേ ഇതിലെന്തെങ്കിലും ചെയ്യാനാവൂ. മുണ്ടക്കയം കട്ടപ്പന റൂട്ടിൽ ചപ്പാത്ത് എന്ന സ്ഥലത്ത് ഒരു റിലേ സമരപ്പന്തൽ ഉണ്ട് കുറേ വർഷങ്ങളായിട്ട്. മുല്ലപ്പെരിയാറ് അണക്കെട്ടിനെ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭപരിപാടിയാണത്. കുറേ പാവങ്ങൾ അതിൽ വന്നിരിക്കുന്നു, മുദ്രാവാക്യങ്ങൾ വിളിക്കുന്നു… അതിലപ്പുറം ഒന്നും പോകുന്നില്ല. ഈ പോസ്റ്റിൽ ചോദിക്കുന്നതുപോലെ എന്തുകൊണ്ട് സുപ്രീം കോടതിക്ക് ഒരു തീരുമാനം ഇതിൽ എത്രയും വേഗം എടുക്കുവാനാകുന്നില്ല എന്നു മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിനു മനുഷ്യജീവനുകളെ ബാധിക്കുന്നതിനുമപ്പുറം പോന്ന മറ്റൊരു കേസ് അവിടെ പരിഗണനയിലുണ്ടാവില്ലല്ലോ. ഇവിടെ കമന്റുകൾ രേഖപ്പെടുത്തിയ പലരും ഇംഗ്ലീഷിലേക്ക് ഇത് തർജ്ജമപ്പെടുത്തുന്നതിനെപ്പറ്റി ചൊദിച്ചിരുന്നു. തമിഴിലേക്കും ഇത് തർജ്ജമപ്പെടുത്തി അയച്ചു കൂടേ? അവിടെയും തലയിൽ വെളിച്ചമുള്ള കുറേപ്പേരെങ്കിലും ഇല്ലായെന്നുണ്ടോ? ശക്തമായ ഭാഷയില്‍ ഈ പ്രശ്നത്തെ അവതരിപ്പിച്ച നിരക്ഷരന് അഭിനന്ദനങ്ങള്‍ ഒപ്പം ത്വരിത ഗതിയിലുള്ള ഒരു പരിഹാരത്തിന് ഈ പോസ്റ്റും ഒരു കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മുല്ലപ്പെരിയാറിനെകുറിച്ച് സകലമായ സംഗതികളും വളരെസത്യത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു രചന . എല്ലാതലതൊട്ടപ്പന്മാരും ഇതിലെ എല്ല ലിങ്കുകളും വായിച്ച് നടപടികൾ എത്രയും പെട്ടെന്ന് എടുത്തേ തീരു …. വളരെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തിയിരിക്കുന്നൂ ഇതിന്റെ അപകടത്തിന്റെ ഭീകരത വായിക്കുമ്പോൾ തന്നെ പേടിയാകുന്നു.. നമ്മളെ ആരു രക്ഷിക്കും… നമ്മളു തന്നെ മുകയ്യെടുക്കണം നമ്മൾ തമിഴന്റെ ആവശ്യത്തിനു വെള്ളം തുടർന്നും കൊടുക്കാമെന്നു പറഞ്ഞിട്ടും അവരെന്താണ് അത് വിശ്വാസത്തിലെടുക്കാത്തതെന്നു മനസ്സിലാകുന്നില്ല.. ഇനി പുതിയ ഒരു ഡാം കെട്ടിയാല്‍ (അതും നമ്മള്‍ ഇന്ത്യക്കാര്‍) എന്ത് വിശ്വാസത്തില്‍ അവിടെ ജീവിക്കും? അതിലും ഭേതം ആ പഴയ ഡാം തന്നെ അല്ലെ മാഷേ? അല്ലെങ്കില്‍ ആ പഴയ സായിപ്പിന്‍മാരെ കൊണ്ടു തന്ന്നെ പണിയിപ്പിക്കണം നാം കരുതുന്ന അത്ര ലളിതമാണോ കേസ് വിഷയം? ജലസേചന മന്ത്രിമാരായിരുന്ന റ്റി എം ജേക്കബും, തിരുവഞ്ചൂരും ഇപ്പോള്‍ പ്രേമചന്ദ്രനും നിയമം പഠിച്ചവര്‍ തന്നെയാണ്. 1979 മുതല്‍ അല്ലെങ്കില്‍, 2000ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയത് മുതല്‍ കേരളം പറയുന്ന കാര്യം തന്നെയല്ലേ ഡാമിന്റെ പഴക്കവും, ഡാം പൊളിഞ്ഞാല്‍ ഉണ്ടാകാവുന്ന വിപത്തിനെ കുറിച്ചും. എന്നാല്‍ ഈ കാലയളവില്‍ തമിഴ്നാട് ഡാം ശക്തിപ്പെടുത്താനും മറ്റ് emergency measures നടപ്പിലാക്കാനും കഴിഞ്ഞുവെന്ന് കോടതിയേയും രാഷ്ട്രീയപരമായി കേന്ദ്ര മന്ത്രാലയത്തേയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. തമിഴ്നാടിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിക്കാനുള്ള യാതൊന്നും നമ്മുടെ വാദങ്ങളില്‍ ഇല്ലായെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശരിക്കും പ്രസക്തമായ പോസ്റ്റ് ….ഇനി എന്തിനാ നമ്മുടെ സര്‍ക്കാര്‍ കാത്തു നില്ക്കുന്നത് …40 ലക്ഷം ജീവിതങ്ങളുടെ പകലുകളെ പേടിപ്പെടുതിയും നിദ്രാ വിഹീന രാത്രികള്‍ സമ്മാനിച്..കൊല്ലാതെ കൊല്ലുന്നു…എന്ത് തന്നെ നേരിടേണ്ടി വന്നാലും ഒരു പുതിയ ഡാം പണിയണം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ഒരുത്തന്റെയും അനുമതിക്ക് കാത്തു നില്‍ക്കേണ്ട പ്രിയ സഖാവ് പ്രേമചന്ദ്രനും മറ്റു കേന്ദ്ര മന്ദ്രിമാരും ഒക്കെ നടത്തിയ ശ്രമങ്ങള്‍ മറക്കുന്നില്ല സഖാവെ ഇനിയും കാത്തുനില്‍ക്കാന്‍ നമുക്കു സമയം ഇല്ല എന്തെങ്കിലും അനര്‍ത്ഥം നടന്നാല്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല …വേഗം ഉണരൂ ദയവായി നാട്ടിലായിരുന്നെങ്കില്‍ കുറെ പോസ്റ്റര്‍ പ്രചരണം കൂടി നടത്താമായിരുന്നു സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ ഗൌരവം പകര്ന്നു നല്‍കാന്‍ ദയവായി നാട്ടിലുള്ള ബ്ലോഗ്ഗര്‍ മാര്‍ അതിന് മുന്‍കൈ എടുക്കണം …എല്ലാ സ്ടലങ്ങളിലും പോസ്റ്റര്‍ പതിക്കുക ഈ വിഷയം സജീവമായി നിലനിര്‍ത്തുക …നിസംഗത വെടിഞ്ഞു നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം … ഈ പോസ്റ്റ് എത് പ്രകാരത്തിലും പ്രചരിപ്പിച്ചോളൂ. പൂര്‍ണ്ണസമ്മതം. കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്ന് തന്നവര്‍ക്കും, ലിങ്കുകള്‍ തന്നവര്‍ക്ക് വായിക്കുന്നതിനോടൊപ്പം ഈ പോസ്റ്റിന്റെ പിന്നിലെ വികാരം മുഴുവനും ഉള്‍ക്കൊള്ളുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ബൂലോകത്ത് ഈ വിഷയത്തെപ്പറ്റി സജീവ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച് ആവുന്ന വിധത്തിലൊക്കെ മുറവിളി കൂട്ടാം. അനുകൂലമായ ഒരു തീരുമാനമോ വിധിയോ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാം. ”ബൂലോകത്ത്‌ ഈ വിഷയത്തെപ്പറ്റി സജീവചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച്‌ ആവുന്ന വിധത്തിലൊക്കെ മുറവിളി തോന്നി, ഒരു നാടു മുഴുവൻ തകർന്നു എനിക്ക്‌ ഇവിടെ ഒരു ആക്രിക്കടയുണ്ട്‌,ഇവിടെMADE IN THAMIZHNADU,ആയിട്ടുള്ള,ഈ നീരു,ഇഗ്ലീഷ്‌ പോസ്റ്റ്‌ എന്തായി? അങ്ങനെ എഴുതിയാൽ ചേട്ടന്റെ കമന്റ്‌ ബോക്സിൽ ഒരു ലിങ്ക്‌ കൊടുക്കുക നമ്മൾക്കെതിരെ(കേരളം) തമിഴിലും ബ്ലോഗ്ഗ്‌ ഇറങ്ങി അവനെ കുറച്ചുമുമ്പാ കണ്ടത്‌,അവനെ കാര്യമായികൈകാര്യംചെയ്തിട്ടുവരാം.ലോഗൊയുടെകാര്യം പണിക്കരോടൊന്നു ചോദിച്ചു നോക്കാമോ? ഒക്കെയായിരിക്കും അറബിക്കടലിൽചെന്നാദ്യം ലാന്റ്‌ ചെയ്യുക എന്ന്‌ പറഞ്ഞാൽ മതി,മൂപ്പര്‌ വരും വിവാദങ്ങൾ പുത്തരിയല്ലാത്ത മനുഷ്യനാ തമാശല്ല കാര്യമായിട്ടും പറഞ്ഞതാ ഇതിനെതിരെ ബൂലോകത്ത്‌ ഒരു സംഘടന രൂപീകരിക്കണം നീരുവിന്‌അതിനുകഴിയുംഎന്ന്‌വിശ്വസിക്കുന്നു,അതിലേക്ക്‌ നന്മനിറഞ്ഞ മലയാളിബ്ലോഗ്ഗർമാരും എല്ലാ മലയാളികള്‍ക്കും വേണ്ടി, ഈ വിഷയം ബൂലോകം മൊത്തമായി സംഘടിച്ച് ഏറ്റെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ബൂലോകം പത്രം അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സഹായങ്ങളുമായി ഞാനുമുണ്ട് അവര്‍ക്കൊപ്പം. ഇംഗ്ലീഷ് തര്‍ജ്ജിമയും മറ്റ് കാര്യങ്ങളുമൊക്കെ ശരിയായിക്കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാം. ഒരുമിച്ച് മുന്നേറാം. പ്രിയ നിരക്ഷരാ നന്നായിരിക്കുന്നു, ശരിക്കും മുല്ലപെരിയാര്‍ നമുക്കിന്നു ദാമോക്ലീസിന്റെ വാള്‍ തന്നെയാണ്…ഇതിന്റെ പേരില്‍ എത്രയോ രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ നാം കണ്ടുകഴിഞ്ഞു അറിഞ്ഞുകൊണ്ട് നിരപരാധികളായ ആയിരങ്ങളെ കുരുതികൊടുക്കലാവും സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ വൈകുന്നതിന്റെ അനന്തര ഫലം… “എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി“.. അണക്കെട്ടിന്റെ ബലക്ഷയത്തേക്കാളും, നമ്മുടെ ജനസമൂഹത്തിന്റെ മാനസികമായ മരവിപ്പും, നിഷ്ക്രിയത്വവും വല്ലാതെ ഭയപ്പെടുത്തുന്നു! ഇത്രയും പഠിച്ചെഴുതാൻ തുനിഞ്ഞ ആ മനസ്സിനു നന്ദി! എന്നും Mullaperiyar Dar എന്നൊക്കെ TV യില്‍ കാണും എന്നല്ലാതെ ഇതിന്റെ ഭീകരാവസ്ഥ എത്രയുണ്ട് എനെനിക്ക് അറിയില്ലായിരുന്നു. നിരക്ഷരന് നന്ദി. എന്റെ വീടും തൊടുപുഴയില്‍ ആണ്. അത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ വലുപ്പം മനസിലാക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ 4 lakh ജനങ്ങളുടെ ജീവനേക്കാള്‍ വലുതായിട്ട് എന്ത് നേടാനാണ് ഉള്ളത്. എന്തിനു വേണ്ടി ആണ് ഈ വടം വലി. തമിഴ്നാടിനു വെള്ളമല്ലേ വേണ്ടത്, അതിനു കേരളത്തിലെ 4 lakh ജനങ്ങളുടെ ജീവനെടുക്കണോ? കേരള സര്‍ക്കാര്‍ തമിഴ്നാടിനു വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞിട്ടുണ്ടോ? പുതിയ ഒരു അണകെട്ട് കെട്ടിയാല്‍ എന്താ കുഴപ്പം. അണകെട്ട് പണി നടക്കുന്ന സമയത്തും, അതിനു ശേഷവും അവര്‍ക്ക് വെള്ളം കിട്ടില്ല എന്നുണ്ടോ? അതിനെ കുറിച്ച് ഒന്നും എനിക്കറിഞ്ഞു കൂടാ അതാണ് ചോദിക്കുന്നത്. തൊടുപുഴയാര്‍ നിറഞ്ഞാല്‍ എന്റെ വീടും വെള്ളത്തിലാകുമല്ലോ? സത്യം പറഞ്ഞാല്‍ ഈ പ്രശ്നം എന്നേലും പരിഹരിക്കുമോ? ഈ പ്രശ്നം പരിഹരിക്കാന്‍ സാധാരണ പൌരന്മാര്‍ എന്ന നിലയില്‍ നമ്മുക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ? എല്ലാവരും ഈ പുതിയ ബ്ലോഗില്‍ ‍ പോയി നോക്കണമെന്നും അവിടെ ഫോളോവേര്‍സ് ആകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അവിടെച്ചെന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ പറ്റും. ആദ്യമായി ഈ പറയുന്ന ജില്ലകളിലെ ജനപ്രതിനിധികളുടെ വിലാസവും മെയില്‍ ഐ ഡി യും തപ്പിയെടുത്തു അവരെ ബോധവല്‍ക്കരിക്കണം. പിന്നെ നമ്മുടെ പ്രധാന മന്ത്രി പ്രസിഡണ്ട്‌ എന്നിവരെയും ബോധാവാന്മാരാക്കണം . അതിനൊക്കെ മീഡിയ സപ്പോര്‍ട്ട് ആവശ്യം ആണ്. ഏഷ്യാനെറ്റ്‌ ചാനല്‍ വിചാരിച്ചാല്‍ ഇതൊരു വലിയ ചര്‍ച്ചക്കും എന്തെങ്കിലും പരിഹാരത്തിനും കാരണം ആകും. ദ്രിശ്യ മാധ്യമങ്ങളില്‍ കൂടി അല്ലാതെ ഇത് ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. കൂടുതല്‍ പേരും വിചാരിക്കുന്നത് ഇത് മുല്ലപ്പെരിയാറിന്റെ സമീപ വാസികളുടെ മാത്രം പ്രശ്നം ആണെന്നാണ്. അല്ലെങ്കില്‍ എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു എല്ലാം നോക്കി നില്‍ക്കാം. അതു തന്നെയാണ് ഓരോ കേരളീയന്റെയും ഉള്ളിൽ മുഴങ്ങുന്ന ചോദ്യം. വിഷയത്തിന്റെ ഗൌരവം ഉൾക്കൊണ്ട്കൊണ്ടെഴുതിയ ഈ പോസ്റ്റ് ഓരോ മനുഷ്യസ്നേഹിയുടേയും വികാരാവിഷക്കാരമാണ്. ബൂലോകത്ത് നിരക്ഷരൻ തുടക്കമിട്ട ഈ ചർച്ച ഒരു “മൂവ്മെന്റ്” തന്നെ ആകാൻ അധികാരസ്ഥാപനങ്ങളെയും നീതിപീഠത്തെയും ചലഇപ്പിക്കാ‍നും, തർക്കവിഷയങ്ങൾക്ക് ശുഭകരമായ പര്യവസാനമുണ്ടാക്കാനും ചാലക ശക്തിയാകാൻ കഴിയട്ടെ എന്നു പാർത്ഥിക്കുന്നു. ഈ പോസ്റ്റ്‌ തമിഴിൽ ഉടൻ പ്രതീക്ഷിക്കുക… അനുവാദം ചോദിക്കേണ്ട കാര്യം പോലും ഇല്ല. പരിഭാഷപ്പെടുത്തിക്കഴിഞ്ഞാല്‍ ലിങ്ക് തരണം കേട്ടോ ? കുട്ടിയായിരിക്കുമ്പോള്‍ കേട്ടതാണ്, മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ മുങ്ങുമെന്ന്. അന്നതിന്റെ ഭീകരത മനസ്സിലാവാതെ, “എന്റെ വീട് റോഡിനേക്കാള്‍ ഉയരത്തിലാണിരിക്കുന്നത്” എന്ന് സമാധാനിച്ചു. എന്നാല്‍ ഡമോക്ലീസിന്റെ വാളുപോലെ അത് ഇപ്പോഴും തൂങ്ങിനില്‍‌ക്കുന്നു. വിശദമായി റിസേ‌ര്‍ച്ച് ചെയ്ത് എഴുതിയ പോസ്റ്റിന് നന്ദി. പല കാര്യങ്ങളും ഇപ്പോഴാണ് അറിയുന്നത്. താങ്കളുടെ പോസ്റ്റ് മുഴുവന്‍ ഞാന്‍ കമന്റുന്നു… ഓരോ അണക്കെട്ടും ഓരോ അണുബോംബുകളാണെന്നാരോ പറഞ്ഞതായി ഓര്‍മയുണ്ട്. ഇവിടെ ചോര്‍ച്ചയുള്ള ഒരു അണുബോംബ് നടുക്കുവെച്ചിട്ട് ചിലര്‍ ഒന്നും രണ്ടും പറഞ്ഞ് കളിക്കുന്നു. എന്താ ചെയ്യുക? താങ്കളുടെ ഈ ബ്ലോഗ് ഈ-മെയിലില്‍ വന്നു വായിച്ചതാണ്.അപ്പോള്‍ ഉറവിടം തേടി ഇവിടെയെത്തി.പരിചയമുള്ള മുഖം(ബ്ലോഗിലൂടെ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ കഴിഞ്ഞു.അധികാരികളുടെ കണ്ണു തുറന്നെങ്കില്‍! അത്യന്തം ഗൗരവമുള്ള വളരെ വളരെ ഇന്ഫോര്‍ മറ്റീവ് ആയ ഒരു പോസ്റ്റ്‌ ആയതുകൊണ്ടാവാം ഇമെയില്‍ ഫോര്‍വേഡ് ആയി ഈ പോസ്റ്റ്‌ ധാരാളം വായിക്കപ്പെടുന്നുണ്ട്‌ …. ആശങ്കയോടൊപ്പം അഭിനന്ദനങ്ങള്‍ … ഇതു വായിച്ചപ്പോളാ ഇതിന്റെ ഭയാനകാവസ്ത കൂടുതല്‍ അറിയുന്നത്.. എന്റെ എത്ര കൂട്ടുകാരാ അവിടെ ഒക്കെ ഉള്ളത്… തിരഞ്ഞെടുത്ത് മന്ത്രിസഭകളിലേക്ക് അയക്കുന്ന രാഷ്ട്രീയക്കാരെ ആദ്യം ചീത്തപറയാതിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. പിന്നീട് ഈ വിഷയം എന്താണെന്ന് പോലും അറിയാതെ സുഖലോലുപരായി കഴിയുന്ന മലയാള ജനതയേയും ചീത്തവിളിച്ചേ പറ്റൂ. നമ്മള്‍ ലോകത്തിന്റെ പലഭാഗത്തിരിക്കുന്ന ബ്ലോഗേഴ്സിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ദാ താഴെയുള്ള സൈറ്റിലൂടെ ചെയ്ത് തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരന് ഒരു മൂവ്മെന്റ് തുടങ്ങി മുന്നോട്ട് കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് ബിനുവിന് അറിയാമല്ലോ നമുക്കാവുന്നത് നമ്മള്‍ക്ക് ചെയ്യാം. നന്ദി. നല്ല പോസ്റ്റ്, മുല്ലപെരിയാർ പ്രശ്നം ഇപ്പോളാ മനസ്സിലായെ ശരിക്കും അവന്മാര്‍ക്കെന്താ പ്രശ്നം? അതാണെനിക്ക്‌ മനസ്സിലാകാത്തത്‌… പുതിയ ഡാം കെട്ടിയാല്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള അത്രയും ജലനിരപ്പ്‌ ഉയര്‍ത്താമല്ലോ… ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടുന്ന വെള്ളം കൊണ്ടുപോകാമല്ലോ… വെള്ളം കൊടുക്കില്ലെന്ന് ഇവിടെയാരും പറയുന്നുമില്ലല്ലോ… അപ്പോള്‍ പിന്നെ പ്രശ്നം വളരെ ലളിതം… വെറും പിടിവാശി… ബാലിശമായ പിടിവാശി… തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച്‌ വിഡ്ഢിത്തം വിളമ്പുന്നു. ഭാരതിയാരും തന്തൈ പെരിയാറും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തല തല്ലി കരഞ്ഞേനെ… തമിഴ്‌ ജനതയുടെ അധഃപതനം കണ്ടിട്ട്‌… മുല്ലപ്പെരിയാര്‍ തകരുമോ എന്ന പേടി ഏതാനും കൊല്ലങ്ങള്‍ ആയിട്ട് കൂടെയുണ്ട്..പോസ്റ്റ്‌ വായിച്ചപ്പോ ആ ഭയം കൂടി …നമുക്ക് എന്ത് ചെയ്യാന്‍പറ്റും? പ്രധാന പ്രശ്നം കേരളത്തിന്റെ അതി രാഷ്ട്രീയമാണ്‌ എന്നു പറയേണ്ടി വരും. ഇതല്ല ഏതു വിഷയമാണെങ്കിലും മലയാളി രാഷ്ട്രീയമായി തെരഞ്ഞടുപ്പുകളിൽ വോട്റ്റു ചെയ്യുമെന്നും, പ്രക്ഷോഭങ്ങൾ നടത്തുന്നതിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കുമെന്നും കേന്ദ്രന്‌ അറിയാം. തെലുങ്കാന വിഷയത്തിൽ ആന്ധ്രക്കാരൻ കോൺഗ്രസുകാരനും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌ കോൺഗ്രസുകാരനും കാണിക്കുന്ന തനിമ മലയാളി കോൺഗ്രസുകാരൻ കാണിക്കുമോ. നേതാവൗ പോകട്ടെ അണികൾ പോലും വഴുകപ്പരുവത്തിൽ നിൽക്കും. പണ്ടു തമൈഴ്‌നാട്ടുകാരൻ പോളിറ്റ്ബ്യൂറോയിലിരുന്നു കളിച്ചകളിയാണ്‌ ഐക്യകേരളത്തിൽ മുല്ലപ്പെരിയാറിന്‌ നിയമസാധുതയുണ്ടാക്കിയത്‌. ഒരു കാര്യം സത്യമല്ലേ. കേരളം എന്നും ഭരിച്ചിരുന്നത്‌ മലയാളിയുടെ താത്പര്യം നോക്കാത്തവരായിരുന്നു. സായിപ്പിന്റെ സമ്മർദ്ദം പറഞ്ഞ്‌ രാജാവിന്‌ ഒരു എസ്ക്യൂസ്‌ കൊടുക്കണ്ട. തന്നെയുമല്ല ബേസിക്കലായിട്ട്‌ തിരുവതാംകൂർ രാജവംശം തമിഴ്‌ ചോരയുമാണ്‌. മുല്ലപ്പെരിയാർ പൊട്ടിയേ ഈ കേസ്‌ തീരൂ. അന്ന് ഈയിടെ കരുനാഗപ്പള്ളിയിൽ ചെയ്തതുപോലെ മിച്ചമുള്ളനാട്ടുകാരെ വിളിച്ചു കൂട്ടി ഒരു അനുശോചനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടും. ചത്തുപോയവരുടെ അവകാശികളാരെങ്കിലും മിച്ചമുണ്ടെങ്കിൽ അവർക്ക്‌ തമൈഴ്‌നാടിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങിത്തരാമെന്നു പറയും. പെറ്റതള്ളയെ നഷ്ടപരിഹാരം കിട്ടാൻ ആറ്റിൽ തള്ളിയിടുന്ന മലയാളി കരുണാനിധിയുടെ അല്ലെങ്കിൽ സ്റ്റാലിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങി അവർക്കു സ്തുതിപാടും. ഇത്രയും കാശു വാങ്ങിച്ചു തന്ന നമ്മുടെ ദേശ്‌ കീ നേതാക്കൾക്ക്‌ ഉപകാരസ്മരണയും നടത്തും. ഫോര്‍വേഡ് ആയി മെയില്‍ കിട്ടും വരെ അതിനുശേഷം ആണ് ആളെ പിടികിട്ടിയതും ലിങ്കുകള്‍ വായിച്ചതും മുല്ലപ്പെരിയാറിന്റെ കാര്യങ്ങള്‍ ഇത്രയൊന്നും അറിയില്ലാരുന്നു..എന്തായാലും നല്ല പോസ്റ്റ്‌… ഫോട്ടോകള്‍ കൊടുത്തിരുന്ന ബ്ലോഗുകളും നന്നായിട്ടുണ്ട്….എല്ലാ ആശംസകളും… ഇല്ല ഈ വിഷയം പുനഃപ്രസിദ്ധീകരിക്കാന്‍ എന്റെ കൈയ്യില്‍ നിന്ന് ആരും ഇതുവരെ അനുവാദമൊന്നും വാങ്ങിയിട്ടില്ല. പക്ഷെ ഇതടക്കം മൂന്നാമത്തെ സ്ഥലത്താണ് ഈ പോസ്റ്റ് കോപ്പി ചെയ്യപ്പെടുന്നത്. ഇതുപോലുള്ള കമ്മ്യൂണിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യാതെ നമുക്ക് കയറാനും ഇതൊന്നും മനസ്സിലാക്കാനും ആവില്ല എന്നത് ഒരു പ്രശ്നമാണ്. പിന്നെ… മുല്ലപ്പെരിയാറിനെപ്പറ്റിയുല്ല ഈ പോസ്റ്റ് ഏതൊക്കെ രീതിയിലായാലും പ്രചരിപ്പിക്കപ്പെടുന്നതില്‍ സന്തോഷം മാത്രം. എങ്ങനെയെങ്കിലുമൊക്കെ ജനം വരാന്‍ പോകുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കട്ടെ. അതിനിടയില്‍ അല്ലറ ചില്ലറ കോപ്പിയടിയൊക്കെ കണ്ടില്ലെന്ന് നടിക്കാം. ഗള്‍ഫ് മല്ലുവിലും ബ്ലോഗിനുള്ള OPTION ഉണ്ട് ഒരു ജനപ്രിയന്‍ എന്ന നിലക്ക് അങ്ങയുടെ കൃതികള്‍ അങ്ങേക്ക് തന്നെ പോസ്റ്റ്‌ ചെയ്യാവുന്നതാണ് രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ ഞങ്ങള്‍ തന്നെ ചെയ്തു തെരുന്നതാണ് എന്റെ പോസ്റ്റുകള്‍ക്ക് കോപ്പി റൈറ്റ് തീര്‍ച്ചയായും ഉണ്ട്. അത് ബ്ലോഗിന്റെ ഏറ്റവും താഴെ എഴുതി ഇട്ടിട്ടുമുണ്ട്. നിങ്ങളെപ്പോലെ ഒരു സൈറ്റ് കൊണ്ടുനടക്കുന്നവരോക്കെ കോപ്പി റൈറ്റിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരെപ്പോലെ പെരുമാറുന്നത് തീരെ അഭിലഷണീയമായ കാര്യമല്ല. പോസ്റ്റ് എടുത്ത് കൊണ്ടുപോയി പബ്ലിഷ് ചെയ്തതിനു്‌ ശേഷം എനിക്ക് പരാതിയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെടണമെന്ന് പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. മുല്ലപ്പെരിയാര്‍ പോലുള്ള വിഷയമായതുകൊണ്ട് മാത്രം, ഞാനേതായാലും അത് നിങ്ങളുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ മുന്‍പറഞ്ഞ കാര്യങ്ങള്‍ എന്റെ മറ്റെല്ലാ പോസ്റ്റുകള്ക്കും ബാധകമാണു്‌. ഞാനീ പറയുന്നതില്‍ എന്തെങ്കിലും നീതിയ്ക്ക് നിരക്കാത്തതുണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ നിങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ തയ്യാറാണു്‌. നിങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഇല്ലെന്നും ഇതിനാല്‍ വിനയപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഇതൊന്നും അറിയാത്തവരാണോ കോടതിയും സര്‍ക്കാരുകളും? ജനമല്ലല്ലോ പ്രധാന വിഷയം. കാട്ടിലെ തടി….! ലെഖനതിലെ സാരാശം ഉല്‍കൊല്ല്ലുന്നു.പക്ഷെ അനകെട്ട്റ്റു പൊട്ടിയല്‍ ഉല്ല കനക്ക് വസ്തുട്താപരമനൊ എന്നൊരു സംശ്യ്യം.യീ കനക്കുകല്‍ക്കു എന്തെങ്കിലും അദിസ്തനമുന്ദൊ എന്നരിയന്‍ താല്പര്യ്മുന്ദു. @ BHALGU – അണക്കെട്ട് പൊട്ടിയാല്‍ 40 ലക്ഷം ജനങ്ങള്‍ മരണപ്പെടുമെന്നുള്ള കണക്കിനെപ്പറ്റി പറയുകയാണെങ്കില്‍ ….. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ‍, കോട്ടയം എന്നീ ജില്ലകളിളെ ജനസംഖ്യയാണ് അപ്പറഞ്ഞിരിക്കുന്ന 40 ലക്ഷം. 5 നിലക്കെട്ടിടത്തിനൊപ്പം വെള്ളം പൊങ്ങിയാല്‍ ആരും രക്ഷപ്പെടില്ലെന്ന് കരുതാതെ നിവൃത്തിയില്ലെങ്കിലും ദുരന്തത്തിന്റെ കൃത്യമായ കണക്ക് പ്രവചിക്കാന്‍ നമുക്കാവില്ലല്ലോ ഇത്രയും ജനങ്ങള്‍ ദുരന്തഭീഷണിയിലാണെന്ന് മാത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വായനയ്ക്ക് നന്ദി മുല്ലപെരിയാര്‍ പൊട്ടിയാല്‍ നിരക്ഷന്‍ ചേട്ടാ ഇത്തരം പ്രോബ്ലം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയൂ എന്നിട്ട് നമുക്ക് ലോകം മുയുവന്‍ ഇതിന്ടെ പ്രയാസങ്ങള്‍ അറിയിക്കാം .സമൂഹത്തിലെ മനസാക്ഷിയുള്ള മുയുവന്‍ ആളുകളുടെയും ഒതോരുമിച്ചുള്ള പ്രയത്നം എവിടെ അത്യാവശ്യമാണ് .എല്ലാവിധ അഭിവാദ്യങ്ങളും .ജൈഹിന്ദ് ഏതാണ് പൊട്ടാൻ ആയെന്ന് തോന്നുന്നു. ചില രക്ഷാമാർഗ്ഗങ്ങൾ തയ്യാറാക്കി വെക്കാൻ വേണ്ടി നാളത്തെ ഒരു ദിവസം ചിലവഴിക്കണമെന്നാണ് ആഗ്രഹം. ഇന്ന് രാത്രി പൊട്ടാതിരുന്നാൽ മത്യായിരുന്നു കൊച്ചിയില്‍ വല്ല ഫ്ലാറ്റും വാങ്ങുകയാണെങ്കില്‍ എത്രാമത്തെ നില വാങ്ങാം എന്നുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ഇപ്പോള്‍ എറണാകുളം/കോട്ടയം ജില്ലയില്‍ ഉള്ള ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലം എത്രമാത്രം സുരക്ഷിതം ആണെന്നും നോക്കാമല്ലോ.എന്തായാലും നെടുമ്പാശേരി വെള്ളത്തില്‍ മുങ്ങും………അപ്പോള്‍ ഇനി യാത്ര കരിപ്പൂര്‍ക്ക് തന്നെ. മരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു ഒരു ലക്ഷം രൂപവച്ച് കൊടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, വാങ്ങാന്‍ ആളില്ലാതെ എന്തോരും പൈസ മുക്കി പുട്ടടിക്കാം. ഇങ്ങനെ ബാധിക്കപ്പെടുന്ന ജനങ്ങള്‍ തന്നെ മുമ്പോട്ട് ഇറങ്ങിയില്ലെങ്കില്‍, മീന്‍ കടിച്ചും, കഴുകന്മാര്‍ കൊത്തിവലിച്ചും ലക്ഷക്കണക്കിന് ശവങ്ങള്‍ ഒഴുകി നടക്കും…… ഈ ശവങ്ങള്‍ ഒഴുകി നടന്നാല്‍ ഞങ്ങളുടെ മീന്‍ തീറ്റയൊക്കെയായിരിക്കും ബാധിക്കുക. ശവമൊക്കെ കൊത്തിവലിച്ച് തിന്ന് നെയ്യ് മുറ്റിയ മീന്‍ കഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു വിമ്മിഷ്ടമുണ്ടാവില്ലേ. ഡാം പൊട്ടിയാല്‍ രക്ഷപ്പെടാന്‍ ഇതുപോലുള്ള ക്രിയാത്മകമായ ഐഡിയകള്‍ അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ. പ്രഭുദ്ധ കേരളമേ ഉണരൂ. അല്ലെങ്കില്‍ നിന്റെ മണ്ണും മനവും ഒലിച്ചു പോവും സർക്കാരുകളിലും കോടതികളിലുമൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ഒരു ജൽ‌പ്പനം. സ്വന്തം നാടിനോട് തിരഞ്ഞെടുത്ത ജനങ്ങളോട് സ്വന്തം മനസാക്ഷിയോട് പ്രതിബദ്ധതയുള്ള എത്ര നേതാക്കന്മാര്‍ ഉണ്ടാവും നമുക്ക് ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും, അവരുടെ സ്വപ്നങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീടതിനു, ഇത്രയം നീണ്ട വിഴുപ്പലക്കുകള്‍ ആവശ്യമുണ്ടോ ഏതു നിമിഷവും കടന്നുവരാന്‍ സാദ്യതയുള്ള ഒരു മഹാ ദുരന്തത്തിലേക്ക് പാവപ്പെട്ട ജനങ്ങള്‍ നടന്നു നീങ്ങണം എന്നാണോ? പ്രതികരിക്കേണ്ടത് നമ്മളാണ്! കാരണം നമ്മളാണ് വിധിക്കപ്പെട്ടവര്‍ …… ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കോമാളി ഊച്ചാളികള്‍ ആണ്‌ നേതാക്കന്മാരെന്നു വീണ്ടും തെളിയിച്ചല്ലൊ. ബ്ലോഗര്‍മാര്‍ സമരം തുടങ്ങി വച്ചതു വാര്‍ത്തയായപ്പോള്‍ ഡല്‌ഹിക്കും മറ്റും യാത്ര, പ്രസംഗം ആഹാ എന്തൊരാവേശം ഥൂ ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ. പക്ഷെ ദുരന്തത്തിന്‍റെ ഭീകരമുഖം കുറച്ചുകൂടിവികൃതമാണ്…. എറണാകുളത്ത് ഹൈകോടതിയുടെ 4 നില ഉയരത്തില്‍ വെള്ളം ഒഴുകാനിടയായാല്‍ കൊച്ചിയിലെ ഫാക്ടറികളിള്‍ സൂക്ഷിച്ച മാരകവിഷവസ്തുകള്‍ കടലിലെത്തും… ജലജീവനും കരജീവനും എന്‍റോസള്‍ഫാന്‍ ഫ്രീ… എയര്‍പോര്‍ട്ട്, റെയില്‍, റോഡ്, വല്ലാര്‍പാടം തുറമുഖം, ടെലിഫോണ്‍/വൈദ്യുതി ബന്ധങ്ങള്‍ എല്ലാം തീരുമാനമാവും!! സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ AG കോടതിയില്‍ പറഞ്ഞത് വിശ്വസിക്കുക ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ തമിഴര്‍ വരാത്തതിനാല്‍ സ്വന്തം നിഴലിനോട് കാര്യങ്ങള്‍ കരാര്‍ കാലാവധിക്കുള്ളില്‍ തീരുമാനമാക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുക…. വെള്ളം കുടിച്ച് മരിക്കാനും പ്രിയപെട്ടവരുടെ ദാരുണാന്ത്യം കാണാനാഗ്രഹിക്കാത്തവരും പെട്രോള്‍ ഒഴിച്ചു സ്വയം കത്തിക്കുക…(ലിറ്ററിന് 20 ps അധിക നികുതി വരുമാനം ഖജനാവിന്) മരിക്കാന്‍ പേടിയുള്ളവര്‍ കഴിവനുസരിച്ച് ബിറല്‍നിന്നോ മദ്യഷാപ്പുകളില്‍നിന്നൊ ബോധംപൊവുന്നതുവരെ കഴിക്കുക… (70-80 നികുതിവരുമാനം ചര്‍ച്ചകള്‍ക്കും സന്ദര്‍ശനമഹാമഹങ്ങള്‍ക്കും ചിലവുകാശിനായി ഖജനാവിലേക്ക് ഒഴുകും) തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയത്തെ കലുഷിതമാക്കികൊണ്ടിരിക്കുന്നു…. വളരെ തെറ്റായ വാര്‍ത്തകളാണ് ഓരോ നിമിഷവും അവിടെ വന്നു കൊണ്ടിരിക്കുന്നത്…. അത് കണ്ടു പ്രതികരിക്കുന്ന തമിഴ്‌ ജനതയെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല…. അഞ്ഞൂറില്‍പരം പാവപ്പെട്ട തമിഴ്‌ സ്ത്രീകളെ പീഡിപ്പിക്കുകയും അയ്യപ്പന്മാരെ കയറ്റി വരുന്ന വാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാം തടയുകയും, കൂട്ടത്തോടെ തമിഴ്‌ മക്കളെ അടിച്ചോടിക്കുകയും ചെയുന്ന മലയാളിമക്കളെ പിന്നെ അവര്‍ എന്ത് ചെയ്യാനാണ്… പക്ഷെ ഇത്രയും തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെതിരെ ഒന്നും പ്രവര്തികതിരിക്കുന്ന കേരള സര്‍ക്കാര്‍ ആണ് തെറ്റുകാര്‍… ഒരു ദേശിയ ദിനപത്രത്തിലാണ് ഇതൊക്കെ അച്ചടിച്ച്‌ വരുന്നത്… സത്യത്തില്‍ തമിഴ്‌ ജനത ഇവിടെ സുരക്ഷിതരാണ്… ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇവിടെ ഭീതിജനകമായ ഒന്നും സംഭാവിചിട്ടില്ല്ല… സംഭവിക്കുകയുമില്ല…. തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങളെ നിലക്ക് നിര്‍ത്താതെ… പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല… പുതിയ ഒരു ഡാം കെട്ടുക എന്നതിലുപരി…. തമ്ഴു-മലയാളി പോരാട്ടം അവസാനിപ്പിക്കുക എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി പെട്ട് നില്‍ക്കുന്നു… രാഷ്ട്രിയ ലാഭം നോക്കാതെ പ്രവര്തിച്ചലെ ഇതിനൊരു പരിഹാരം കാണാന്‍ പറ്റുകയുള്ളൂ…. ഇവിടെ താഴ ജനതയ്ക്ക് യാതൊരു പ്രശ്നങ്ങള്ലും ഇല്ല…. കേരത്തില്‍ തമിഴ്‌ സഹോദരങ്ങള്‍ സമാധാനതോടെയാണ് ജീവിക്കുന്നത്…. പക്ഷെ തമിഴ്നാട്ടിലെ സ്ഥിതി വളരെ മോശമാണ്… മലയാളികളെ തേടി പിടിച്ചു ഉപദ്രവിക്കുന്ന തമിഴര്‍ അവിടത്തെ ചീഞ്ഞ രാഷ്ട്രിയമുതലെടുപ്പിന്റെ ഇരകളാണ്… വലിയ ഒരു സമൂഹത്തെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശെരിയായ മാധ്യമപ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇപ്പൊ സാധിക്കുകയുള്ളൂ… എന്തെങ്കിലുമൊക്കെ ചെയാന്‍ സാധിക്കുമായിരുന്ന മലയാളികളുടെ സൂപ്പര്‍ നടന്മാരുടെ മൌനവും അതിനുള്ള കാരണങ്ങളും, എന്തോകെയോ ചെയ്തു കൂട്ടുന്ന രാഷ്ട്രിയക്കാരുടെ ഉത്സാഹവും അതിനുള്ള കാരണങ്ങളും… മലയാളികള്‍ക്ക് മനസിലാകും… ഒന്നുമില്ലെന്കിലും തമിള്‍-മലയാള സ്പര്‍ധ ഒഴിവക്കനനെകിലും നമ്മുടെ മാധ്യമങ്ങളില്‍ കൂടി കഴിയട്ടെ എന്ന പ്രാഥനയോടെ നിര്ത്തുന്നു….. തങ്ങളുടെ ഉത്തരവ് ഡാമിൽ പതിപ്പിച്ചാൽ അത് തകരില്ലെന്നും അതിനാൽ ജലനിരപ്പ് ഉയർത്തുന്നതിൽ പ്രശ്നം ഇല്ലെന്നും ഉള്ള മിഥ്യാധാരണ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് ഇല്ലെന്ന് അറിയുന്നതിൽ സന്തോഷം. കരാറിന്റെ സാധുതയാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തിന് അവകാശം ഉണ്ട്. ഇങ്ങനെ കേരളത്തിന്റെ താല്പര്യത്തിന് അനുകൂലമായ ചില പരാമർശങ്ങൾ എങ്കിലും കോടതിയിൽ നിന്നുണ്ടായത് ആശാവഹം തന്നെ. ഇത്തരത്തിൽ പ്രായോഗീകമായ ഒരു സമീപനം ഇനിയും കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അശങ്കകൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാവർക്കും അഭിമാനിക്കാം. Pingback: ‘കാരൂര്‍ പിടിച്ച പുലിവാല്‍, അഥവാ മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കരുത്’ 24x7 Live Newz ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അവതരണ മികവ് കൊണ്ടും വ്യത്യസ്ഥ ശൈലി കൊണ്ടും രാജ്യാന്തര തലത്തില്‍ ഏറെ അംഗീകാരങ്ങളുമായി ജല്ലിക്കെട്ട്… മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനും അഡീ.പ്രൈവറ്റ് സെക്രട്ടറിയുമായ സിഎം രവീന്ദ്രന്റെ തുടര്‍ച്ചയായ ആശുപത്രിവാസ നാടകം തുടരുമ്പോഴും കേന്ദ്ര ഏജന്‍സികള്‍ നിസംഗമായി നോക്കിനില്‍ക്കുന്നത് സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമവാഴ്ചയെ വെല്ലുവിളിച്ചു കൊണ്ടാണ് സിഎം രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ നിന്നും ഒളിച്ചുകളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമാനമായ രീതിയില്‍ ചികിത്സ തേടിയെപ്പോള്‍ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രവീന്ദ്രന്റെ കാര്യത്തില്‍ മടിച്ച് നില്‍ക്കുകയാണ്. ഇത് സിപിഎം-ബിജെപി പരസ്പ്പര ധാരണയുടെ അടിസ്ഥാനത്തുള്ള ബാഹ്യയിടപെടലിനെ തുടര്‍ന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപി ദേശീയ നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ തുടക്കം മുതല്‍ ഇരുവരും തമ്മിലുള്ള ഒത്തുകളി ചൂണ്ടിക്കാട്ടിയതാണ്. ഓരോ ദിവസത്തെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്റെ ആരോപണം സത്യമായി മാറുകയാണ്. ലാവ്‌ലിന്‍ കേസുപോലെ രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം ഉന്നതരെ സംബന്ധിക്കുന്ന എല്ലാത്തരം രഹസ്യ ഇടപാടുകളെ കുറിച്ച് വ്യക്തമായ അറിവുള്ള വ്യക്തിയാണ് സിഎം രവീന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ രവീന്ദ്രനെ തെരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്താലുണ്ടാകുന്ന രാഷ്ട്രീയ കോളിളക്കം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം സ്വന്തം അണികളെ വഞ്ചിച്ചാണ് ബിജെപിയുമായി ധാരണയുണ്ടാക്കിയത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. Previous Previous post: ഐഡി കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയ താരത്തിന് സംഭവിച്ചത്‌ Next Next post: ക്രിസ്മസിന് വൈറലായി പളളിലച്ചന്‍മാരുടെ ഡാന്‍സ്‌ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… ‘കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷെ..’; നടി ജെന്നിഫറിന്റ പുതിയ ഷാസൻ പത്മസീ പ്രണയം സംബന്ധമായ ജാതകം ഷാസൻ പത്മസീ തൊഴിൽ സംബന്ധമയ ജാതകം ഷാസൻ പത്മസീ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം ഷാസൻ പത്മസീ തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം വളരെ നിസ്സാരമായ വിശദീകരണങ്ങളിൽ നിന്നുപോലും പദ്ധതികളെ പ്രാവർത്തികമാക്കുവാനുള്ള നിങ്ങളുടെ കഴിവ് ഉപയോഗിക്കുവാൻ പറ്റുന്ന തരത്തിലുള്ള ജോലി അന്വേഷിക്കുക. ഈ പദ്ധതികൾ കൃത്യതയുള്ളതാകണം, കൂടാതെ അവ പൂർത്തീകരിക്കുവാൻ എടുക്കുന്ന സമയം പരിമിതപ്പെടുത്തുന്നതിന് നിങ്ങൾക്ക് സമ്മർദ്ദം അനുഭവിക്കേണ്ടി വരുകയില്ല. ഉദാഹരണമായി, നിങ്ങൾ അകത്തളരൂപകൽപനയ്ക്ക് പോകുകയാണെങ്കിൽ, ചിലവഴിക്കുവാൻ ധാരാളം പണമുള്ള ഉപഭോക്താക്കൾ നിങ്ങൾക്കുണ്ടാകും ആയതിനാൽ നിങ്ങൾക്ക് രമണീയമായരീതിയിൽ നിങ്ങളുടെ ജോലി നിർവ്വഹിക്കുവാൻ കഴിയും. മനുഷ്യസമൂഹത്തിന് നന്മ ചെയ്യുവാനും കൂടാതെ ദുരിതം ഇല്ലായ്മ ചെയ്യുവാനുമുള്ള നിങ്ങളുടെ ആഗ്രഹം വൈദ്യശാസ്ത്രരംഗത്ത് അല്ലെങ്കിൽ ആതുരശുശ്രൂഷ രംഗത്ത്(നിങ്ങൾ സ്ത്രീയാണെങ്കിൽ) വിപുലമായ സാധ്യതകൾ കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കും. ഇവയിലേതായാലും, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കുവാൻ നിങ്ങൾക്കു കഴിയുകയും കൂടാതെ ഈ ലോകത്തിൽ വളരെ നല്ലതും ഉപകാരപ്രദവുമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും. ഈ ജോലികളിൽ പ്രവേശിക്കുവാനുള്ള സാദ്ധ്യതയിൽ പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ അവസരങ്ങൾ വേറെയുമുണ്ട്. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ, പൂർണ്ണമായും മികച്ച സേവനം കാഴ്ച്ചവയ്ക്കുവാൻ നിങ്ങൾക്ക് കഴിയും. ഒരു കൂട്ടം ജീവനക്കാരുടെ മേൽനോട്ടക്കാരന്‍റെ മാനേജർ എന്ന നിലയിലുള്ള കർത്തവ്യങ്ങൾ ദയയോടെയും ധൈര്യത്തോടെയും നിങ്ങൾ നിർവ്വഹിക്കും, കൂടാതെ എല്ലായ്പ്പോഴും നിങ്ങളെ ഒരു സുഹൃത്തായി കാണാമെന്ന് അറിയാവുന്നതിനാൽ ആളുകൾ നിങ്ങളുടെ ആജ്ഞകൾ പൂർണ്ണ മനസോടെ നിറവേറ്റും. പൊതുവെ മറ്റൊരു മേഖലയിലാണെങ്കിലും നല്ലൊരു ജീവിതം നേടുന്നതിനായി നിങ്ങൾ സുരക്ഷിതമായി ആശ്രയിക്കും. ഇത് സാഹിത്യപരവും കലാപരവുമായ പ്രകടനമാണ്, ഇത് നിങ്ങളിലെ എഴുത്തുകാരന്‍റെ ജീവിതം എടുത്തുകാണിക്കുന്നു. ടി.വി യ്ക്കു വേണ്ടിയോ സിനിമയ്ക്കു വേണ്ടിയോ മികച്ച അഭിനേതാവാകുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ഇങ്ങനെയൊരു ജോലിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, അത് കൂടാതെ ചില ബ്മാനുഷികപരമായ പ്രവർത്തികൾക്കായി നിങ്ങൾ നിങ്ങളുടെ സമയവും പണവും ചിലവഴിക്കുമെന്നതിൽ അതിശയിക്കുവാനില്ല. സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾ നിങ്ങളുടെ ഭാവിയുടെ വിധികർത്താവായിരിക്കും. എല്ലാ വഴിയിലും ആദ്യമേ തന്നെ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം വരും. പ്രകൃത്യാ തന്നെ നിങ്ങൾക്കുള്ള കഴിവുകൾ യോഗ്യമാക്കിയിരിക്കുന്ന ഉന്നതതലങ്ങളിലാണ് നിങ്ങൾ എന്നിരിരുന്നാലും, നിങ്ങൾ എല്ലായ്പ്പോഴും സ്വത്ത് കണ്ടെത്തുകയും ഉയർന്ന സ്ഥാനങ്ങൾ നേടുകയും ചെയ്യും, എന്നാൽ ഇത്തരം കാര്യങ്ങളിൽ നിങ്ങൾ ഒരിക്കലും സംതൃപ്തനാകുകയില്ല. നിങ്ങൾ എപ്പോഴും നിങ്ങളുടെ വരവിന് അപ്പുറമുള്ള കാര്യങ്ങൾ ആഗ്രഹിച്ചുകൊണ്ടിരിക്കും. സാമ്പത്തിക കാര്യത്തിൽ നിങ്ങൾ വളരെ ഉദാരമനസ്കരായിരിക്കും, കൂടാതെ കാരുണ്യസ്ഥാപനങ്ങൾക്ക് നൽകിക്കൊണ്ടും ബന്ധുക്കളെ സഹായിച്ചുകൊണ്ടും നിങ്ങൾ നിങ്ങളുടെ കരുതൽ സമ്പാദ്യം കുറയ്ക്കുവാൻ പ്രേരിതനാകാറുണ്ട്. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം ചര്‍ച്ചയാകും .പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയരാന്‍ തന്നെയാണ് സാധ്യത. ‘ഏതു പതിനാറുതന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ’; ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് സംഘടന പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെ എം മാണിക്കെതിരായ […] കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം ചര്‍ച്ചയാകും .പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയരാന്‍ തന്നെയാണ് സാധ്യത. ‘ഏതു പതിനാറുതന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ’; ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് സംഘടന പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശവും യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് അഭിഭാഷകന്റെ വിവാദ പരാമര്‍ശം .കെഎം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് ആണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കെ എം. മാണിയെക്കുറിച്ച് നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതെന്നാണ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായം. നാട്ടുകാരുടെ സകല ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ജനപ്രതിനിധികള്‍ക്കില്ല ജോസ് കെ മാണി വിഷയത്തില്‍ സിപിഐഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ട് ഉണ്ട് കൂടാത്ത അഭിഭാഷകനോട് അടിയന്തരമായി സര്‍ക്കാര്‍ വിശദീകരണം തേടണമെന്നും കോടതിയിലെ നിലപാട് പിന്‍വലിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കളായ വിഡി.സതീശനും പിജെ.ജോസഫും ജോസ് കെ.മാണിയെ പരിഹസിച്ചതോടെയാണ് തുടക്കത്തില്‍ മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതികരിച്ചത് എന്നതും ശ്രദ്ധയം ആണ്. തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിവേണ്ടെന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു നിയമോപദേശം ലഭിച്ചു. ഇതിനിടെ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് അയച്ച ഫയലുകളുടെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടു രണ്ട് അഡി. ചീഫ് സെക്രട്ടറിമാര്‍ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു. Previous articleസ്വശ്രയ പ്രശ്നം: യുഡിഎഫ് സമരം അഞ്ചാം ദിവസം Next articleഹൈക്കോടത ഉന്നത പോലീസ് ഉദ്യോഗസ്ഥനും തീവ്രവാദ ഭീഷണി രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ചിഹ്നം മാറാത്ത ഏക പാ‌ര്‍ട്ടി സി.പി.ഐ . ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോഡി യാത്ര തിരിച്ചു ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍ നഗരത്തെ മുക്കിയ വെള്ളക്കെട്ട് വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി ശബരിമലയ‍ിലെ സ്ത്രീ പ്രവേശനം ഇടതുസർക്കാർ ഒളിച്ചുകളിക്കുന്നു അച്ചടക്കമില്ലാത്ത പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങി. അമ്മയിലുണ്ടായ പ്രശ്നത്തില്‍ എംഎല്‍എമാരോട് സിപിഐഎം വിശദീകരണം തേടില്ല ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു. അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി മേപ്പയ്യൂർ: ഇന്ധന വില വർദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയ കേന്ദ്ര, കേരള സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ് ടി യു പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വർദ്ദനവിനെതിരെ എസ് ടി യു മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ‘അനുപമയ്ക്ക് ഒപ്പമായിരുന്നു സർക്കാര്‍’; എത്രയും വേഗം കുഞ്ഞിനെ കിട ആശ്രിത നിയമനം പിൻവലിക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: കെജിഒയു കൊയിലാണ്ടി By ഹുവായ് 5 ജി പ്രവർത്തിപ്പിക്കുന്ന എക്‌സ്‌ക്ലൂസീവ് ഏരിയൽ അൽഗോരിതം സാങ്കേതികവിദ്യകൾ, ഹുവാവേ എയർഎഞ്ചൈനിന്റെ ഉൽപ്പന്നങ്ങളുടെ വൈ-ഫൈ 6 സീക്വൻസ് ബിസിനസ്സുകളെ വൈ-ഫൈ 6 നെറ്റ്‌വർക്കുകൾ മൈനസ് കവറേജ് ദ്വാരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നു, കാലതാമസമില്ലാതെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, റോമിംഗ് സമയത്ത് പാക്കറ്റ് നഷ്ടപ്പെടില്ല. ഇത് വിവിധ മേഖലകളെയും ഡിജിറ്റൽ എയർപോർട്ട്, ഡിജിറ്റൽ വിദ്യാഭ്യാസം, ഓമ്‌നി-ചാനൽ നിക്ഷേപം, സ്മാർട്ട് ഗവൺമെന്റ്, സ്മാർട്ട് ഹെൽത്ത് കെയർ, സ്മാർട്ട് നിർമ്മാണം എന്നിവ പൂർണ്ണമായും വയർലെസ് കാമ്പസ് യുഗത്തിലേക്ക് നീങ്ങാൻ അനുവദിക്കുന്നു. വൈ-ഫൈ 6 ഉൽ‌പ്പന്നങ്ങൾ‌ പ്രചരിപ്പിച്ച് ബിസിനസ്സ് ഉപയോഗത്തിലേക്ക് പ്രവേശിക്കുന്ന മുൻ‌നിര ഡീലറാണ് ഹുവാവേ. ഇന്നുവരെ, ലോകമെമ്പാടുമുള്ള 6 മേഖലകളിൽ വൈ-ഫൈ 5 ഹുവാവേ എയർഎഞ്ചൈൻ എപികൾ ഉപയോഗിച്ചു. മികച്ച ടെലികമ്മ്യൂണിക്കേഷൻ ഉപകരണ വിതരണക്കാരനെന്ന നിലയിൽ, നെറ്റ്വർക്ക് വിതരണക്കാർക്ക് സാർവത്രികമായി നിരവധി എൽടിഇ 4 ജി റൂട്ടറുകൾ ഹുവായ് സംഭാവന ചെയ്തിട്ടുണ്ട്. ഉയർന്ന നിലവാരവും സ്ഥിരതയാർന്ന പ്രകടനവും അനുസരിച്ച് അവരിൽ പലരും അന്തിമ ക്ലയന്റുകളിൽ നിന്ന് മികച്ച സ്ഥാനം നേടുന്നു. ഉയർന്ന പ്രകടന-ചെലവ് അനുപാതത്തിലൂടെ, സിം കാർഡും ഇഥർനെറ്റ് പോർട്ടും നൽകുന്ന 4 ജി വയർലെസ് ഹുവാവേ റൂട്ടറുകൾ മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, അമേരിക്കൻ പ്രദേശങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രശസ്തമാണ്. 4 ജി മൊബൈൽ‌ ഹുവാവേ റൂട്ടറുകൾ‌ ക്ലയന്റുകളിൽ‌ പ്രത്യേകിച്ചും ജനപ്രിയമാണ്, കാരണം ഉയർന്ന നിലവാരമുള്ള വർ‌ക്ക്മാൻ‌ഷിപ്പും സ്റ്റൈലിഷ് ഫാഷൻ ഡിസൈനുകളും പോക്കറ്റ് വലുപ്പത്തിൽ‌ ഉപയോഗിക്കുന്നു. വയർലെസ് എൽടിഇ നെറ്റ്‌വർക്കുകളുടെ വിപുലീകരണത്തോടെ, വിവിധ നെറ്റ്‌വർക്കുകളുടെ അനുയോജ്യതയോടുകൂടിയ ഏറ്റവും പുതിയ എൽടിഇ പ്രോ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയെ നേരിടാൻ ഹുവാവേ അതിന്റെ എൽടിഇ റൂട്ടറുകളുടെ സൃഷ്ടികൾ വാഗ്ദാനം ചെയ്തു. എൽടിഇ ഹുവാവേ റൂട്ടറുകളുടെ സമീപകാല തലമുറകൾ കൂടുതൽ ഫാഷനബിൾ ഘടകങ്ങളുമായി ക്രമേണ വളരുകയാണ്. എഥർനെറ്റ് പോർട്ട്, സിം കാർഡ് സ്ലോട്ട് അല്ലെങ്കിൽ മൊബൈൽ എൽടിഇ ഹോട്ട്‌സ്‌പോട്ടുകൾ നൽകുന്ന എൽടിഇ ഹുവാവേ റൂട്ടറാണ് ഏറ്റവും പ്രധാനം, അന്തിമ ക്ലയന്റുകൾക്ക് കൂടുതൽ വിശ്വസനീയവും സുസ്ഥിരവുമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഈ ഹാൻഡ് ബുക്ക് ഒരു എക്കോലൈഫ് എച്ച്ജി 520 ഹുവാവേ റൂട്ടറിനെ പരാമർശിക്കുന്നു, മൊത്തത്തിൽ ഭൂരിഭാഗം ഹുവാവേ റൂട്ടറുകൾക്കും ഇത് ബാധകമാകും. സമീപകാല ബ്ര browser സർ വിൻഡോയിലെ IP വിലാസ റൂട്ടറിലേക്ക് പോകുക. ഇടത് കൈ പാനലിലെ ബേസിക് ക്ലിക്കുചെയ്യുക. പ്രാഥമിക DNS സെർവർ, സെക്കൻഡറി DNS സെർവർ ഫീൽഡുകളിൽ DNS വിലാസം തുറക്കുക, തുടർന്ന് സമർപ്പിക്കുക ബട്ടൺ ക്ലിക്കുചെയ്യുക. ചില കാരണങ്ങളാൽ പഴയ ക്രമീകരണങ്ങളിലേക്ക് വീണ്ടും സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓപ്പൺ ഡിഎൻഎസിലേക്ക് മാറ്റുന്നതിന് മുമ്പ് നിലവിലുള്ള ഡിഎൻഎസ് ക്രമീകരണങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ ഡി‌എൻ‌എസ് ക്രമീകരണങ്ങൾ‌ ക്രമീകരിച്ച് സമർപ്പിക്കുക ബട്ടൺ‌ ക്ലിക്കുചെയ്‌തുകഴിഞ്ഞാൽ‌, നിങ്ങളുടെ ഏറ്റവും പുതിയ ഡി‌എൻ‌എസ് കോൺ‌ഫിഗറേഷൻ ക്രമീകരണം തൽക്ഷണം പ്രാബല്യത്തിൽ‌ വരുമെന്ന് സ്ഥിരീകരിക്കുന്നതിന് ഡി‌എൻ‌എസ് റിസോൾ‌വർ‌ ഹോർ‌ഡും വെബ് ബ്ര browser സർ‌ ഹോർ‌ഡുകളും മായ്‌ക്കാൻ‌ ഞങ്ങൾ‌ വളരെയധികം ഉപദേശിക്കുന്നു. LAN> DHCP സെർവറിന്റെ കോൺഫിഗറേഷനിലേക്ക് നാവിഗേറ്റുചെയ്യുന്നു 'അടിസ്ഥാന DHCP സെർവർ പ്രവർത്തനക്ഷമമാക്കുന്നു' പരിശോധിക്കുന്നു DHCP L2 റിലേ പ്രവർത്തനക്ഷമമാക്കുന്നു എന്ന് പരിശോധിക്കുന്നു അതിനാൽ നിങ്ങൾ‌ക്ക് ഓപ്പൺ‌ഡി‌എൻ‌എസിനായി റൂട്ടർ‌ ക്രമീകരിക്കാൻ‌ കഴിയും, ഏറ്റവും പുതിയ ഡി‌എൻ‌എസ് കോൺ‌ഫിഗറേഷൻ ക്രമീകരണങ്ങൾ‌ തൽ‌ക്ഷണം പ്രാബല്യത്തിൽ‌ വരുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾ‌ ഡി‌എൻ‌എസ് റിസോൾ‌വർ‌ ഹോർ‌ഡും വെബ് ബ്ര browser സർ‌ കാഷെകളും വൃത്തിയാക്കാൻ‌ നിർദ്ദേശിക്കുന്നു. കൂടാതെ, നിങ്ങൾക്ക് ഒരു സജീവ ഐപി വിലാസം ഉണ്ടെങ്കിൽ, ഈ ലേഖനം വായിക്കുക, അത് സജീവ ഐപി വിലാസം പതിവായി എങ്ങനെ അപ്‌ഡേറ്റ് ചെയ്യാമെന്ന് നിങ്ങളെ അറിയിക്കും. ഒരു അഭിപ്രായം ഇടൂ മറുപടി റദ്ദാക്കുക വൈഫൈ സിഗ്നൽ ദൃ .ത പരിശോധിക്കുക സ്ഥിരസ്ഥിതി റൂട്ടർ ഐപി എങ്ങനെ കണ്ടെത്താം സ്ഥിരസ്ഥിതി ക്രമീകരണങ്ങളിലേക്ക് നിങ്ങളുടെ റൂട്ടർ പുന reset സജ്ജമാക്കുന്നതെങ്ങനെ മഹാരാഷ്ട്രയിൽ വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 1500 കിലോഗ്രാം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ്. മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) 1500 കിലോഗ്രാം കഞ്ചാവ് (Cannabis) പിടികൂടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (NCB) കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് എത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ഗോവയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതിന് നവംബർ 13 ന് എട്ട് പേരെ പിടികൂടിയിരുന്നു. സമാനമായി മുംബൈയിൽ നിന്ന് നവംബർ രണ്ടിന് വലിയ അളവിൽ ഹെറോയിനും പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 3575 പേരെയാണ് ഈ വർഷം ഇതുവരെ മുംബൈ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. Omicron ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം 'ഇത് നാണക്കേട്, അപലപനീയം കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി കരിയര്‍ അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് തരൂര്‍ Congress:'തൃണമൂലിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റം ആരെയും ഒന്നിനും നിർബന്ധിക്കില്ലെന്ന് താരിഖ് അൻവർ Tripura Polls: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം, വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ Anupama ദത്തുകേസ്; സിഡബ്ല്യുസി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി, കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ The CWC submitted its report to the court on the adoption case Anupama ദത്തുകേസ്; സിഡബ്ല്യുസി റിപ്പോര്‍ട്ട് കൈമാറി, അനുപമയും കുഞ്ഞും ജഡ്‍ജിയുടെ ചേംബറില്‍ സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ (child adoption case) സിഡബ്ല്യുസി CWC കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ അന്തിമ തീരുമാനം കേള്‍ക്കുന്നതിനായി അനുപമയും അജിത്തും കോടതിയിലെത്തി. കുഞ്ഞിനെയും കോടതിയിലെത്തിച്ചു. കുഞ്ഞിന് വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടതോടെ ഡോക്ടറെ ചേംബറിലേക്ക് എത്തിച്ചു. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാരിന്‍റെ ആവശ്യം. ഇന്ന് ഉച്ചകഴിഞ്ഞ് കേസ് തിരുവനന്തപുരം കുടുംബ കോടതി പരിഗണിക്കും. സിഡബ്ള്യൂസി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ക്ഷൻ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്. Read Also Anupama: കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമുണ്ടായത് വൻ വീഴ്ച, തെളിവ് പുറത്ത് കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തി. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി. ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി. ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് സിഡബ്ള്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിംഗ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പൊലീസിനെ അറിയിക്കാനോ സിഡബ്ള്യുസി തയ്യാറായില്ല. ഏപ്രിൽ 19 ന് പൊലീസിൽ പരാതി നൽകിയിട്ടും ദത്ത് കൊടുക്കുന്നത് വരെ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന വിമർശനവും റിപ്പോർട്ട് ഉന്നയിക്കുന്നുണ്ട്. ആന്ധ്രാ ദമ്പതികളുടെ കണ്ണീരിന്‍റെ ഉത്തരവാദികൾ ശിശുക്ഷേമ സമിതിയും സിഡബ്ള്യുസിയും ആണെന്ന് അടിവരയിടുന്നതാണ് ടിവി അനുപമയുടെ റിപ്പോർട്ട്. അനുപമയിൽ നിന്നും കുഞ്ഞിനെ ഒഴിവാക്കാനും ഈ കുഞ്ഞിനെ തന്നെ ദത്ത് നൽകാനും സർക്കാരിന്‍റെ രണ്ട് സ്ഥാപനങ്ങളും ഗൂഡാലോചന നടത്തി എന്നാണ് തെളിയുന്നത്. വനിതാ പ്രവര്‍ത്തകയോട് ചെയ്തത് കൊടും ക്രൂരത; ലഹരി ജ്യൂസ് നല്‍കി നഗ്നചിത്രം പകര്‍ത്തി, പ്രചരിപ്പിച്ചു Kerala Rains സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇടുക്കിയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു യാത്രാക്കൂലിയെ ചൊല്ലി തർക്കം; കൊല്ലത്ത് ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കേസെടുത്ത് പൊലീസ് പ്രതിസന്ധികള്‍ക്ക് മേലെ പറന്ന ദ്യുതി ചന്ദ് ഇന്ത്യയുടെ അഭിമാനമായ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ ഇതുവരെയുള്ള ജീവിത കഥ പറയുകയാണ് കായിക പത്രപ്രവര്‍ത്തകന്‍ സന്ദീപ് മിശ്ര ഫീയേഴ്‌സ്‌ലി ഫീമെയ്ല്‍ ദ ദ്യുതി ചന്ദ് സ്റ്റോറി' എന്ന പുസ്തകത്തില്‍. പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് വിജയംവരിച്ച നിരവധി അത്‌ലറ്റുകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ തന്റേതല്ലാത്ത കാരണംകൊണ്ട് കരിയര്‍ തന്നെ ഇല്ലാതാകുമെന്നറിഞ്ഞപ്പോള്‍ അതിനെതിരെ സധൈര്യം മുന്നോട്ടു വന്ന ദ്യുതി ചന്ദെന്ന പെണ്‍കുട്ടി പുതിയൊരു വഴിയാണ് അന്താരാഷ്ട്ര അത്‌ലറ്റുകള്‍ക്ക് മുന്നില്‍ വരെ തുറന്നത്. ആ അനീതിക്കെതിരെ അവര്‍ വിജയം നേടുകകൂടി ചെയ്തപ്പോള്‍ ഒഡീഷയിലെ ചകാ ഗോപാല്‍പുര്‍ എന്ന കുഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടി അവര്‍ക്ക് മുന്നില്‍ പുതിയൊരു മാതൃകയായി തലയെടുപ്പോടെ നില്‍ക്കുന്നു. ഇന്ത്യയുടെ അഭിമാനമായ സ്പ്രിന്റര്‍ ദ്യുതി ചന്ദിന്റെ ഇതുവരെയുള്ള ജീവിത കഥ പറയുകയാണ് കായിക പത്രപ്രവര്‍ത്തകന്‍ സന്ദീപ് മിശ്ര ഫീയേഴ്‌സ്‌ലി ഫീമെയ്ല്‍ ദ ദ്യുതി ചന്ദ് സ്റ്റോറി' എന്ന പുസ്തകത്തില്‍. ചകാ ഗോപാല്‍ പുരിലെ നെയ്ത്തുകാരന്റെ മകള്‍ ദാരിദ്ര്യമടക്കമുള്ള എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് അത്‌ലറ്റിക്‌സില്‍ മുന്നോട്ടുവന്നത്. അത്‌ലറ്റായിരുന്ന ചേച്ചി സരസ്വതിയായിരുന്നു ദ്യുതിയുടെ റോള്‍ മോഡല്‍. സരസ്വതിയുടെ പ്രോത്സാഹനത്തിനൊപ്പം പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയും സ്വന്തം വിശ്വാസങ്ങളിലും മനക്കരുത്തിലും വിശ്വസിച്ചും വിജയങ്ങള്‍ പിടിച്ചെടുത്തു ദ്യുതി മുന്നേറുമ്പോഴാണ് ഇടിത്തീ പോലെ ജെന്‍ഡര്‍ ടെസ്റ്റില്‍ ദ്യുതി പരാജയപ്പെടുന്നത്. ഉറച്ച നിലാപാടുകളാണ് ദ്യുതിയെ വ്യത്യസ്തയാക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ ദ്യുതിയെ മധ്യ ദൂര ഓട്ടക്കാരിയാക്കാനായിരുന്നു പരിശീലകരുടെ ശ്രമം. ദ്യുതിക്കാകട്ടെ സ്പ്രിന്റ് ഇനങ്ങളായിരുന്നു ഇഷ്ടം. ഇതോടെ പലപരിശീല കേന്ദ്രങ്ങളില്‍ നിന്നും ദ്യുതി ചാടിപ്പോരുകയാണ്. ഒരു ഘട്ടത്തില്‍ ചേച്ചി സരസ്വതി പോലും അനുജത്തിയുടെ ഈ നിലപാടില്‍ അസ്വസ്ഥയാകുന്നുണ്ട്. ഒടുവില്‍ സ്പ്രിന്റെന്ന തന്റെ ഇഷടം അവള്‍ സ്വന്തമാക്കുന്നു. ഈ തീരുമാനം ശരിവയ്ക്കുന്ന വിജയങ്ങള്‍ സ്വന്തമാക്കുന്നു. കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100,200 മീറ്ററുകളില്‍ വെള്ളി, ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം ഇപ്പോള്‍ നൂറു മീറ്ററില്‍ തന്റെ രണ്ടാം ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ് താരം. 200 മീറ്ററിലും അവര്‍ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പോരാളിയാകും. വിട്ടുവീഴ്ചയില്ലാത്ത നിലപാട് തന്നെയാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചപ്പോഴും ദ്യുതി വ്യക്തമാക്കിയത്. കീഴടങ്ങാത്ത 'അടിമുടി പെണ്ണായ ദ്യുതിയുടെ ജീവിതം സന്ദീപ് മിശ്രയുടെ മൂന്നാമത്തെ പുസ്തകമാണ്. വെസ്റ്റ്‌ലാന്‍ഡ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാഗ്‌നസ് കാള്‍സണ്‍-യാന്‍ നെപ്പോമ്‌നിഷി ഗെയിം 2; ഉദ്വേഗഭരിതമായ ചെസ് പോരാട്ടം വെളുപ്പ് കരുക്കള്‍ എടുത്തു കളിക്കുന്ന ലോകചാമ്പ്യന്റെ സമ്മര്‍ദ്ദതന്ത്രങ്ങളും അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍: മണിപ്രവാളത്തിന്റെ ബൃഹത്തായ ഭൂപടം ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി വിളുമ്പുകളിൽ ചാവിന്റേയും പിറവികളുടേയും ക്ലാവ് പിടിച്ചിരിക്കുന്ന കഥകൾ കിതാബ് മാഗ്‌നസ് കാള്‍സണ്‍-യാന്‍ നെപ്പോമ്‌നിഷി ഗെയിം 2; ഉദ്വേഗഭരിതമായ ചെസ് പോരാട്ടം ലോകചെസ് ചാമ്പ്യന്‍ഷിപ്പ്; മാഗ്‌നസ് കാള്‍സണ്‍ യാന്‍ നേപ്പോംനിഷി മത്സര വിശകലനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ വിടവാങ്ങലിന് ഇന്നേക്ക് ഏഴുവര്‍ഷം, നൊമ്പരമായി ഫില്‍ ഹ്യൂസ് പഞ്ചാബില്‍ നിന്ന് കേരളം വഴി ബ്രസീലിന്റെ വലയിലേക്കൊരു ചരിത്രഗോള്‍; ഇത് ഇന്ത്യയുടെ പെണ്‍കൊടി മനീഷ (പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു.. ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം. മാധവന്‍ പതിയെ ചോദിച്ചു..അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ മാധവനെ നോക്കി. "ഞാന്‍ നമഃനാമി നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു അവനെ നമിക്കുന്നു എല്ലാവരും പരസ്പരം നോക്കി മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി.. ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.പക്ഷെ നാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് നാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമി പതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍. പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പരമു,വിക്രമന്‍ തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു. "ഞാന്‍ മഹേഷ്‌. പോലീസ് ഉദ്യോഗസ്ഥന്‍ ആണ് നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.നമഃനാമി ഹൂം അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും.. ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍ പെട്ടെന്ന് ഒരു ആരവം കേട്ടു സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി.. "സാറേ ചതിച്ചു ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത് "സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് അവനെ പിടിക്കാന്‍ ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയറോണി അട്ടഹസിച്ചു.. ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു.. നീമിയറോണിയുടെ പ്രൈവറ്റ് ജെറ്റ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട്ട്‌ മോരെസ്ബി ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു.. വിമാനത്തിലിരുന്നു നീമിയറോണി അട്ടഹസിച്ചു. പാപ്പുവയിലെ ബോഗന്‍വില്ല റിബല്‍ ആര്‍മിയുടെ കൂടെ സുഖമായി കഴിയാം. ആവശ്യത്തിന് പണം കയിലുണ്ട്. പാപ്പുവാന്‍ കാടുകളില്‍ ഇരുന്നുകൊണ്ട്‌ ഇനി തന്‍റെ എല്ലാ ജോലികളും ചെയ്യാം പോലീസും ഇന്‍റര്‍പോളും മഷിയിട്ടു നോക്കിയാല്‍ പോലും തന്നെ കണ്ടെത്താനാവില്ല. കൈയിലിരുന്ന ഷാംപൈന്‍ കുടിച്ചുകൊണ്ട് ആര്‍ത്താത്തു നീമിയറോണി അട്ടഹസിച്ചു.. പെട്ടെന്ന് ഒരു വലിയ പരുന്ത് നീമിയന്‍റെ വിമാനത്തിന്‍റെ എഞ്ചിനില്‍ ഇടിച്ചുകയറി ഒരു കുലുക്കത്തോടെ വിമാനം താഴേക്ക്‌ പതിച്ചു..നീമിയന്‍ റോണി അങ്ങനെ പാപ്പുവന്‍ കടലില്‍ ഒതുങ്ങി.. പിന്നീട് നീമിയറോണിയുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയറിഞ്ഞ മദ്യപുരിയില്‍ ഉത്സവമേളമായിരുന്നു.. പക്ഷെ വേറെയും ക്രൂരന്മാര്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നീമിയനായി രൂപപ്പെട്ടുകൊണ്ടിരുന്നു.. "എന്നൊക്കെ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും ദശാവതാരങ്ങള്‍ മാത്രമല്ല വേറെയും പല ചെറിയ അവതാരങ്ങളും ദൈവം എടുത്തിട്ടുണ്ട്. പക്ഷെ പ്രമുഖമായത്‌ ദശാവതാരങ്ങള്‍ തന്നെ ദൈവം പ്രപഞ്ചത്തിലെ ഒരു ഗ്രഹത്തില്‍ മാത്രം ജീവന്‍ തന്നത് സുഖമായും സന്തോഷത്തോടെയും ജീവിക്കാനാണ്. പാപങ്ങള്‍ പെരുകുമ്പോള്‍ മനുഷ്യനായി അവ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ ദൈവം ആ ജോലി ഏറ്റെടുക്കുന്നു എന്നുമാത്രം (ഇനിമുതല്‍ കുളത്തുമണ്‍ ബ്ലോഗില്‍ കമന്‍റ് മോഡറേഷന്‍ ഉണ്ടാവില്ല (പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു.. ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം പക്ഷെ ദൈവം ആണ് അവസാന പ്രതീക്ഷ പക്ഷെ കലികാലം ദൈവവും വിധിയെഴുത്തില്‍ താമസം കാണിക്കുന്നു.. ഒരു തവണ എഴുതിയത് വീണ്ടും എഴുതുമ്പൊ കുറച്ചുകൂടി നന്നാവും അല്ലേ.. ആല്‍ത്തറയില്‍ പോസ്റ്റുന്നത് അപ്പോള്‍ത്തന്നെ ഇവിടെയും പോസ്റ്റുന്നതില്‍ കുഴപ്പമുണ്ടോ? അങ്ങിനെ ചെയ്തുകൂടെ? എന്നൊക്കെ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും.. ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരുന്നു എന്നത് കൊണ്ടു തന്നെ അവതരമാകാന്‍ ഒരു ചാന്‍സും ഇല്ല കാരണം ധര്‍മ്മം നശിക്കുമ്പോള്‍ അവതാരങ്ങള്‍ പിറവിയെടുക്കുന്നു എന്ന് പറയുന്നവരുണ്ട് ഡിങ്കന്‍ ജീവിച്ചിരുന്ന സമയത്ത് അക്രമങ്ങള്‍ കുറവായിരിക്കാന്‍ കാരണം അദ്ദേഹം ദൈവത്തോട് പറഞ്ഞിരുന്നു അക്രമങ്ങള്‍ കുറയ്ക്കാന്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ട് അതെല്ലാം ഇല്ലാതാക്കാന്‍ ശ്രമിക്കാമായിരുന്നു. സത്യം തന്നെ അത് വീണ്ടും എഴുതുമ്പോള്‍ അല്പം കൂടി നന്നാക്കാം എന്ന് തോന്നുന്നു പിന്നെ ആല്‍ത്തറയില്‍ പോസ്റ്റുമ്പോള്‍ ഇവിടെ പോസ്റ്റണോ എന്നത് ഞാനും ആലോചിക്കുന്ന കാര്യമാണ്..കാരണം നേരത്തെ അങ്ങനെ ഞാന്‍ ചിന്തിച്ചിരുന്നില്ലയെങ്കിലും ഈ പോസ്റ്റ് അകാല ചരമം അടഞ്ഞപ്പോള്‍ അങ്ങനെ തോന്നിപ്പിച്ചു.. കമന്‍റ് മോഡറേഷന്‍. അടുത്തത് എന്‍റെ അമ്പതാം പോസ്റ്റ് ആണ് അതിന്‍റെ ആഘോഷങ്ങളുടെ കൂടെ ഇതും അങ്ങനെ തുറന്നു എന്നുമാത്രം പിന്നെ കുറേപേര്‍ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു.. കണ്ണാടിയില്‍ കാണുന്ന എന്‍റെ പ്രതിരൂപത്തിലും ദൈവത്തെകാണാം എന്ന് വിശ്വസിക്കുന്നവന്‍ ആയതുകൊണ്ട് വിശ്വാസമുണ്ടെങ്കില്‍ ഡിങ്കനില്‍ മാത്രമല്ല കപീഷിലും,മായാവിയിലും വേണ്ടിവന്നാല്‍ ശിക്കാരി ശംഭുവിലും ദൈവത്തെ കാണാം.. കാണാന്‍ ശ്രമിച്ചാല്‍ എവിടെയും അവിശ്വാസിയുടെ കണ്ണില്‍ കാണുകയും ഇല്ല.. നാമമില്ലാത്തവന്‍ എന്നല്ല മാഷെ അവന്‍ പറഞ്ഞത്‌ അവന്‍ പറഞ്ഞത്‌ നാണമില്ലാത്തവനെന്നായിരിക്കും. അവന്റെ മുന്‍പില്‍ പോയി അവനെ വണങ്ങിയതും പോരാ..വളയും, മാലയും പോയപ്പോള്‍ അവനെ തെറി പറയുന്നോ..നാണമില്ലാത്തവര്‍ അല്ലെങ്കിലും നമ്മുടെ നാടും, നാട്ടുകാരും എല്ലാം ഇങ്ങനെയാ..നന്ദിയില്ലാത്തവര്‍..നാണമില്ലാത്തവര്‍ [എഴുതിക്കോ, എഴുതിക്കോ, മോഡറേഷന്‍ മാറ്റിയ കാരണം ജയിക്കാന്‍ ചാന്‍സ്‌ കുറവാ നന്ദി സത്യത്തില്‍ ഇതൊരു സന്ദേശം കൊടുക്കണം എന്നുള്ള രീതിയില്‍ ഉള്ള കഥയാണ്‌.. സത്യത്തില്‍ മനസ്സിലാവാത്തത് പറഞ്ഞു സ്വാമിയായും ആത്മീയ അചാര്യനായും നമ്മള്‍ വണങ്ങുംപോള്‍ അവരുടെ പൂര്‍വാശ്രമ കഥയും ചികയുന്നത് നന്നായിരിക്കും. പിന്നീട് പോലീസോ പത്രങ്ങളോ സ്ത്രീപീഡന കഥകളും സാമ്പത്തിക ക്രമക്കേടുകളും കാണിച്ചു ദിവ്യനെ പിടിക്കുമ്പോള്‍ നാം ചെയ്തെത് തെറ്റല്ലേ എന്നോര്‍ത്തു വിലപിക്കുന്നു കമന്‍റ് മോഡറേഷന്‍ വച്ചതുകൊണ്ട് ആരും കമന്‍റ് ഇടാന്‍ മടിക്കേണ്ട എന്നുകരുതി മാറ്റിയതാ നന്നായിട്ടുണ്ട്.ഇപ്പോ നമ്മുടെ ആസാമിമാരുടെ ഒരു വിവരവുമില്ലല്ലോ?കുറെ നാള്‍ പത്രത്തിലും ചാനലുകളിലും നിറഞ്ഞു നിന്നിരുന്നു.പിന്നെ ഇതില്‍ പറയുന്ന കടിച്ചാല്‍ പൊട്ടാത്ത സ്ഥലനാമങ്ങള്‍ ശരിക്കുമുള്ളതാണോ[അതോ മേല്പറഞ്ഞ സാങ്കല്പികമോ]? ഞാന്‍ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ വായിച്ചിട്ടില്ല. അത്കൊണ്ട് എനിക്കിതു് പുതിയ വീഞ്ഞും പുതിയ കുപ്പിയും തന്നെയാണ്. കമെന്റ് മോഡറേഷന്‍ മാറ്റിയതു് എന്തായാലും നന്നായി. സത്യത്തില്‍ ഇതു ശരിക്കും ഉള്ള സ്ഥലം ആണ് വിദേശജോലിയുടെ എന്‍റെ തുടക്കം പാപ്പുവയിലോട്ടായിരുന്നു. പിന്നെ ഏതൊരു സ്വാമിയേം തൊഴുന്നതിനുമുംപേ അയാളെക്കുറിച്ച് അല്പമെങ്കിലും അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും കാരണം പിന്നീട് കുറ്റബോധം തോന്നാതിരികാന്‍ നല്ലതായിരിക്കും.. കള്ളന്മാരുടെ ആധിക്യം മൂലം നല്ലവരും സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കേണ്ടി വരുന്നു.. അതേതായാലും നന്നായി രണ്ടു കഥാപാത്രങ്ങളും കഥയുമായുള്ള കന്‍ഫ്യൂഷന്‍ വരില്ലല്ലോ പിന്നെ ആദ്യത്തേതില്‍ ഒന്നാം ഭാഗം മാത്രമേയുണ്ടായിരുന്നുള്ളൂ.. ഒരെ കാലഘട്ടത്തില്‍ ഒന്നില്‍കൂടുതല്‍ അവതാരങ്ങള്‍ ഉണ്ടാവും അല്ലെ? കഴുത്ത് ഞെരിക്കുകയല്ല ഒന്ന് മറ്റൊന്നിനെക്കാള്‍ ശ്രേഷ്ടവും അല്ല,പിന്നെയോ സമയദോഷമാവും അല്ലെ? ഇഷ്ടപ്പെട്ടു ദീപകേ,ഒരുപാട് പേര്‍ ഈ പോസ്റ്റ് വായിക്കട്ടെ,കപടതയുടെ മുഖം ആര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ ഉപകരിച്ചാല്‍ അത്രയും നല്ലത് സംഭവിച്ചതായാലും ഭവിച്ചതായാലും മരിച്ചു എന്നത് സത്യം അതുകൊണ്ട് മാറ്റം വരുത്തി മിനുക്കി വീണ്ടും വലുതാക്കി പോസ്റ്റി പക്ഷെ സമയദോഷങ്ങളെ മനുഷ്യ ദൈവങ്ങള്‍ മുതലെടുക്കുകയാണല്ലോ.. അതാണ് ഇതു മൂലം (ആഗ്രഹം ആണ്) ഒരു മാറ്റം വരാനായാല്‍ കൊള്ളാം മതവും വിശ്വാസവും പണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മനുഷ്യ ദൈവങ്ങള്‍ ചിലപ്പോള്‍ വിനാശകാരികള്‍ ആവാറുണ്ട് തീവ്രവാദികള്‍ക്കും ആമുഖം സ്വീകരിക്കാമല്ലോ.. ആരെയും ദ്രോഹിക്കാതെ നിങ്ങളുടെ അല്പം സമയം ചിലവഴിച്ചു പറ്റുമെങ്കില്‍ അല്പം രസിക്കാം,രസിപ്പിക്കാം എന്ന ഉദ്ദേശം മാത്രമെ ഉള്ളൂ..കുറെ സത്യവും കുറെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു ചെറിയ പ്രയോഗങ്ങള്‍ മാത്രം ബ്ലോഗ് അല്ലേ അപ്പോള്‍ 100 സത്യം മാത്രം ആവണമെന്ന് പറഞ്ഞാലും കാര്യമില്ല ബ്ലോഗിന്‍റെ ലോഗോ ഉണ്ടാക്കി എനിക്കയച്ചു തന്ന എന്‍റെ പ്രിയ സുഹൃത്ത് ഇന്നൂസിനോട് എന്‍റെ നന്ദി പറഞ്ഞു കൊള്ളട്ടെ.. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 3000 രൂപയായും ആവര്‍ത്തിച്ചാല്‍ 7500 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 5000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യം 2000 രൂപയും ആവര്‍ത്തിച്ചാല്‍ നാലായിരവുമാണ് പിഴ. തിരുവനന്തപുരം: ഗതാഗത നിയമം കാര്യക്ഷമമാക്കുന്നതിനുള്ള നടപടിയില്‍ നിന്നും കേരള സര്‍ക്കാരിന്റെ പിന്‍മാറ്റം. പിഴ കുറയ്ക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനമെന്നാണ് വാദം. നിയമം ലംഘിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്നു നിയമലംഘകര്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ നടത്തിക്കൊടുക്കുമെന്നു സന്ദേശം, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാതിരുന്നാലുള്ള പിഴ ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് രൂപയായി കുറച്ചു. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയില്‍ കുറവ് വരുത്തിയിട്ടില്ല. വാഹന പരിശോധന കര്‍ശനമായി തുടരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പ്രത്യേക ശിക്ഷ പറയാത്ത കുറ്റങ്ങള്‍ക്ക് ആദ്യ തവണ 250 രൂപയും ആവര്‍ത്തിച്ചാല്‍ 500 രൂപയുമായി പിഴ പുതുക്കി നിശ്ചയിച്ചു. അമിത വേഗത്തിനായി ആദ്യം 1500 രൂപയും മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് മൂവായിരം രൂപയുമായിരിക്കും പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിംഗിന് പൊതുവായി രണ്ടായിരം രൂപ നിശ്ചയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപ നല്‍കണം. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 1000 രൂപയാണ് പുതുക്കി നിശ്ചയിച്ച പിഴ. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 5000 രൂപയായി പിഴ കുറച്ചു. ശബ്ദവായു മലിനീകരണത്തിന് ആദ്യകുറ്റത്തിന് 2000 രൂപയാണ് പിഴ. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 3000 രൂപയായും ആവര്‍ത്തിച്ചാല്‍ 7500 രൂപയായും നിജപ്പെടുത്തി. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 5000 രൂപയാണ് പിഴ. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ആദ്യം 2000 രൂപയും ആവര്‍ത്തിച്ചാല്‍ നാലായിരവുമാണ് പിഴ. നവംബര്‍ 20 ന് സ്വകാര്യ ബസ് സൂചന പണിമുടക്ക്, 21 മുതല്‍ അനിശ്ചികാലസമരം വഖഫ് ബോർഡ് നിയനംമുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം – അല്ലാത്ത പക്ഷം… പരീക്ഷാ ഭവനിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം വിവാദത്തിൽ- തീരുമാനം ഉടൻ… ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (വ്യാഖ്യാനങ്ങൾ) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിനിഘണ്ടു വിക്കിനിഘണ്ടു സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി പാർട്ടി വർത്തമാനം ഇടമുറിയാത്ത വീട്ടകത്ത് നിന്ന് മഹിളാ കോൺഗ്രസിന്റെ അമരത്തേക്ക്‌ സ്ത്രീപക്ഷ പോരാട്ടങ്ങളിൽ ജെബി ആളിക്കത്തും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും ഉണര്‍വും ഊര്‍ജവും പകര്‍ന്ന് കോണ്‍ഗ്രസ് അംഗത്വ വിതരണം തുടങ്ങി തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വവിതരത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിപക്ഷനേതാവ് വിഡി സതീശന് മെമ്പര്‍ഷിപ്പ് ബുക്ക് കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നു വരുമെന്നും അത് കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നവചൈതന്യവും പകരുമെന്നും കെ സുധാകരന്‍ പറഞ്ഞു.ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അത് ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായ എഐസിസിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് സംഘടനാ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വവിതരണം വലിയതോതില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സോഷ്യലിസം, ജനാധിപത്യം,മതേതരത്വം എന്നിവ ശാക്തീകരിക്കാനും കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിനു കഴിയുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍,ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, ജി സുബോധന്‍, ജിഎസ് ബാബു,ആര്യാടന്‍ ഷൗക്കത്ത്,എംഎം നസീര്‍, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസി വിഷ്ണുനാഥ്,സജീവ് ജോസഫ്,അന്‍വര്‍ സാദത്ത്, നിര്‍വാഹക സമതി അംഗം ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. തലസ്ഥാന അതിർത്തികൾ തടയും കേന്ദ്ര സർക്കാരിന് താക്കീതുമായി കർഷക സംഘടനകൾ കെപിസിസി യോഗം നാളെ പുനഃസംഘടിപ്പിക്കപ്പെട്ട നിര്‍വാഹക സമിതി 3ന് വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു കൊച്ചി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള സ്റ്റ്യൂഡൻസ് പൊലീസ് കേഡറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത് മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി കൊച്ചി: ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് കെല്ലിനി- ബൊനൂച്ചി ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ കലാകാരന്മാർ ❞ Goal Malayalam Sports കെല്ലിനി- ബൊനൂച്ചി ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ കലാകാരന്മാർ ❞ Goal Malayalam Sports കെല്ലിനി- ബൊനൂച്ചി ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ കലാകാരന്മാർ ❞ കെല്ലിനി- ബൊനൂച്ചി ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ കലാകാരന്മാർ ❞ ലയണൽ മെസ്സി കോപ്പ കിരീടം നേടിയപ്പോൾ അർഹിച്ച കിരീടം നേടി എന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ പ്രതികരിച്ചത്. മെസ്സിയുടെ കീരീടനേട്ടം ലോകഫുട്ബോള്‍ ആരാധകര്‍ എല്ലാ അതിര്‍വരംബുകളും ഭേദിച്ച് ഒരുമിച്ച് ആഘോഷിക്കുംബോള്‍ അതുപോലെ ആഘോഷിക്കപ്പെടേണ്ട എന്നാല്‍ ആഘോഷിക്കപ്പെടാതെ പോയ ഒരു കിരീട നേട്ടമായിരുന്നു യൂറോ കപ്പ് ഇറ്റലിക്ക് നേടികൊടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഇറ്റാലിയൻ പ്രതിരോധം കാത്ത വെറ്ററൻ ജോഡികളായ കെല്ലിനിയും ,ബൊനൂച്ചിയുടെയും. ഒരു യൂറോപ്യന്‍ ടൈറ്റില്‍ ഇവര്‍ അര്‍ഹിക്കുന്നത് പോലെ മറ്റാരെങ്കിലും അര്‍ഹിക്കുന്നുണ്ടോ എന്ന് സംശയമാണ്, 2012 യൂറോ ഫൈനല്‍,2015,2017 ചാംപ്യന്‍സ് ലീഗ് ഫൈനല്‍,ഈ മല്‍സരങ്ങളെല്ലാം ഇറ്റലിയും ജുവെയും തോറ്റപ്പോള്‍ ഗ്രൗണ്ടില്‍ കണ്ണീര്‍ വാര്‍ത്ത് ഇവരുണ്ടായിരുന്നു.കാലത്തിന്‍റെ കാവ്യനീതി ഫുട്ബോളിൽ ഒരേ ദിവസം രണ്ടു തവണ നടപ്പിലാവുകയും ചെയ്തു . ഈ യൂറോ കപ്പിൽ പരാജയമറിയാത്ത കിരീടത്തിലേക്കുള്ള ഇറ്റലിയുടെ കുതിപ്പിന് പിന്നിലെ രണ്ടു പ്രധാന താരങ്ങളാണ് വെറ്ററൻ ഡിഫെൻഡർമാരായ അടുത്ത മാസം 37 വയസ്സ് തികയുന്ന ജോർജിയോ കെല്ലിനിയും 34 കാരനായ ലിയോനാർഡോ ബൊനൂച്ചിയും. ഇറ്റാലിയൻ പ്രതിരോധത്തിന്റെ നട്ടെല്ല് തന്നെയാണ് ഇരു താരങ്ങളും. കഴിഞ്ഞ 11 വർഷമായി ഇറ്റാലിയൻ ടീമിന്റെ പ്രതിരോധം കാക്കുന്ന ഈ യുവന്റസ് താരങ്ങളെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ജോഡികളായാണ് കണക്കാക്കുന്നത്.എട്ട് സിരി എ കിരീടങ്ങളും നാല് ഇറ്റാലിയൻ കപ്പ് ട്രോഫികളും ഒരുമിച്ച് നേടിയ ഇവർ ഓരോരുത്തരും തങ്ങളുടെ രാജ്യത്തിനായി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രായമല്ല പ്രകടനങ്ങളാണ് ഫുട്ബോൾ കളത്തിൽ പ്രധാനമാകുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും പ്രകടനങ്ങൾ. സമ്മർദമില്ലാതെ കളിക്കാൻ സാധിക്കുന്നതാണ് ഇരു താരങ്ങളുടെയും പ്രത്യേകത. യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സ്‌ട്രൈക്കർമാരെ പതറാതെ പിടിച്ചു കെട്ടിയവരാണ് ഇരു താരങ്ങളും. ഇറ്റാലിയല്‍ ദേശീയ ടീമിന് അത്ര നല്ല കാലമായിരുന്നില്ല കഴിഞ്ഞ ദശാബ്ദം,അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് ഇന്ന് ഇറ്റലി പഴയ പ്രതാപത്തോടെ യൂറോപ്പ് കീഴടക്കിയെകില്‍ അതിനു പിന്നിലെ അടിത്തറയും ഇവര്‍ നേതൃത്വം നല്‍കിയ ഡിഫന്‍സ് തന്നെയാണ്.ടൂർണമെന്റിലെ താരമായി ഡൊണ്ണരുമ്മ മാറി എങ്കിലും ഈ ടൂർണമെന്റ് ഓർമ്മിക്കപ്പെടുക ബൊണൂചിയുടെയും കില്ലിനിയുടെയും കൂട്ടുകെട്ടിന്റെ പേരിലായിരിക്കും. ❝ യൂറോ കപ്പിലെ മികച്ച ടീം പ്രഖ്യാപിച്ചു; റൊണാൾഡോ പുറത്ത്,… ❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി… 1990കളുടെ അവസാനത്തിലും 2000ന്റെ തുടത്തിലും നെസ്റ്റയയും മാൾഡിനിയും എങ്ങനെ ഇറ്റലിയുടെ മുഖമായോ അതുപ്പോലെയാണ് ഇപ്പോൾ ബൊണൂചിയും കില്ലിനിയും. അന്ന് നെസ്റ്റയും മാൾഡിനിയും മിലാനിലും ഇറ്റലിയിലും ഒരുപോലെ മതിൽ തീർത്തു. ഇന്ന് ഇവർ യുവന്റസിനു വേണ്ടിയും ദേശീയ ടീമിനു വേണ്ടിയും മതിൽ തീർക്കുന്നു.ഈ യൂറോ ടൂർണമെന്റിൽ ഒരു അറ്റാക്കിംഗ് താരം പോലും ഈ കൂട്ടുകെട്ടിനെ ഡ്രിബിൾ ചെയ്ത് മുന്നേറിയിട്ടില്ല. ഒരു ഷോട്ട് പോലും ഇവരുടെ പിഴവിൽ നിന്ന് എതിർ താരങ്ങൾക്ക് കിട്ടിയില്ല. പരിചയസമ്പത്ത് മറ്റേതു ഘടകത്തേക്കാളും ഫുട്ബോളിൽ പ്രധാനമാണ് എന്നതിന്റെ തെളിവു കൂടിയായി ഇവരുടെ പ്രകടനങ്ങൾ. 2004 ൽ 20 വയസ്സിൽ ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച കെല്ലിനി അവർക്കായി 112 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയിട്ടുണ്ട്. കെല്ലിനിയെക്കാൾ രണ്ടു വയസ്സ് കുറവാണെങ്കിലും 2010 ൽ മാത്രമാണ് ബൊനൂച്ചി ഇറ്റാലിയൻ ടീമിലെത്തിയത്. ദേശീയ ടീമിനൊപ്പം 109 മത്സരങ്ങളിൽ നിന്നും ഫൈനലിലെ ഗോളുൾപ്പെടെ 8 ഗോളുകൾ നേടിയിട്ടുണ്ട്. കെല്ലിനി 2005 ൽ യുവന്റസിലെത്തിയപ്പോൾ 2010 ലാണ് ബൊനൂച്ചി യുവന്റസിലെത്തുന്നത്. 2017 -18 സീസണിൽ ബൊനൂച്ചി എസി മിലാനിൽ എത്തിയെങ്കിലും ഒരു സീസണ് ശേഷം വീണ്ടും യുവന്റസിലെത്തി. കഴിഞ്ഞ 10 വർഷമായി ദേശീയ ടീമിനൊപ്പവും ക്ലബ്ബിലും ഒരു മനസുമായി കളിക്കുന്ന ഇരു താരങ്ങളും അടുത്ത വർഷത്തെ വേൾഡ് കപ്പിലും ഇറ്റാലിയൻ പ്രതിരോധം കാക്കാൻ ഉണ്ടാവും എന്നാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. വെറും ആറുമിനിട്ട് മോണോലോഗിൽ സംഘപരിവാറിന്റെയും ബിജെപിയുടെയും മുഖംമൂടികൾ വലിച്ചുകീറി ബോളിവുഡ് നടനും കൊമേഡിയനുമായ വീർ ദാസ്. അമേരിക്കയിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെ വീർ ദാസ് അവതരിപ്പിച്ച മോണോലോഗ് ഇന്ത്യയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പരാതി നൽകിയിരിക്കുകയാണ്. വാഷിംഗ്ടണിലെ ജോൺ എഫ് കെന്നഡി സെന്ററിൽ നടന്ന പരിപാടിയുടെ വീഡിയോ യുട്യൂബിൽ രണ്ടുദിവസംകൊണ്ട് ഒരു ദശലക്ഷത്തിലധികംപേർ കണ്ടുകഴിഞ്ഞു. ഞാൻ രണ്ട് തരം ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഇന്ത്യയുടെ പരാജയപ്പെട്ട കോവിഡ് പ്രതിരോധം, ബലാത്സംഗ കേസുകൾ, കൊമേഡിയന്മാർക്കെതിരെയുള്ള കേസുകളും നടപടികളും, കർഷക സമരം, പിഎം കെയേഴ്സ് തുടങ്ങിയവയെല്ലാം ഇതിൽ പരാമർശിക്കപ്പെടുന്നു. സസ്യാഹാരികളെന്ന് അഭിമാനിക്കുകയും അതേസമയം അവ കൃഷിചെയ്തുണ്ടാക്കുന്ന കർഷകരുടെ മേൽ വാഹനമോടിച്ചുകയറ്റുകയും ചെയ്യുന്നവരുടെ നാടാണ് ഇന്ത്യയെന്ന് വീഡിയോയിൽ പറയുന്നു. ലോകത്തിൽ ഏറ്റവുമധികം തൊഴിലെടുക്കുന്ന ജനസംഖ്യയുള്ള ഇന്ത്യയിൽ 150 വർഷം പഴകിയ ആശയങ്ങളുള്ള, 75 കഴിഞ്ഞ നേതാക്കളെ ശ്രവിക്കേണ്ടിവരുന്നു. പ്രധാനമന്ത്രിയുടെ ശ്രദ്ധയെക്കുറിച്ച് ഏറെ കേൾക്കപ്പെടുന്നുണ്ടെങ്കിലും പിഎം കെയേഴ്സിനെക്കുറിച്ച് വിവരം ലഭിക്കാനില്ലെന്നും വീർ ദാസ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ പകൽ നേരങ്ങളിൽ ആരാധിക്കുകയും രാത്രികാലങ്ങളിൽ കൂട്ടബലാത്സംഗങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്ന ഇന്ത്യയിൽ നിന്നാണ് താൻ വരുന്നത് എന്ന പരാമർശവും വിവാദത്തിലായി. അതേസമയം തന്റെ ഉദ്ദേശം പ്രശ്നങ്ങളും വൈരുദ്ധാത്മകതയും ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നുവെന്നും തന്റെ രാജ്യം പ്രശ്നങ്ങളുണ്ടെങ്കിലും മഹത്തരമാണെന്നും വീർ ദാസ് പറഞ്ഞു. എല്ലാ രാജ്യങ്ങളിലും വെളിച്ചവും ഇരുട്ടുമുണ്ട്. ഒരേ ഇന്ത്യയിൽ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നതിനെയാണ് പരിഹസിച്ചതെന്നും വീർ ദാസ് പറഞ്ഞു. മുമ്പും കേന്ദ്രസർക്കാർ നയങ്ങളെ വീർ ദാസ് വിമർശിച്ചിട്ടുണ്ട്. ബിജെപിയുടെ ഡൽഹി വക്താവ് ആദിത്യ ഝായാണ് വീർ ദാസിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ദേശീയപാത- 66 ആറു വരിയാക്കും: മുഖ്യമന്ത്രി ജോജു ജോർജിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി പി ജി ജോസഫിന് ജാമ്യം ശബരിമല ക്ഷേത്രം ഈ മാസം 14 മുതൽ തുറക്കും രാജ്യത്ത് കോവിഡ് ബാധിതര്‍ 75 ലക്ഷത്തിലേക്ക്; 65 ലക്ഷം രോഗമുക്തര്‍ ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തും. നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്സിനേറ്റ് ചെയ്യും. വാക്സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജ്ജിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലകൾക്ക് അനുവദിച്ചിരിക്കുന്ന വാക്സിൻ ഡോസുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരു ദിവസം 40,000 വാക്സിനേഷനും മറ്റു നാലു ജില്ലകൾ 25,000 വാക്സിനേഷനും നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണം. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ 'ഓറഞ്ച് ദ വേൾഡ് കാമ്പയിൻ'' പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം കേരളാേത്സവം 2021 മത്സരങ്ങൾ ഓൺലൈൻ വഴി, രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ് റേഷൻ കടകളിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിക്കുന്നു നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം ന്യൂനപക്ഷ പദവി ഓൺലൈൻ സമർപ്പണ ട്രയൽ ആരംഭിച്ചു എസ്.എം.എസ് വഴി വാട്ടർ ബിൽ ലഭിക്കാൻ മൊബൈൽ നമ്പരുകൾ രജിസ്റ്റർ ചെയ്യാം കർഷകർ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനകം അപേക്ഷിക്കണം സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ/ കുടുംബപെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു തിരുവനന്തപുരം: നാല് പതിറ്റാണ്ട് മുമ്പ് ബെല്‍ച്ചിയില്‍ സംഭവിച്ചതിന്റ തനിയാവര്‍ത്തനാണ് ഹത്രസില്‍ അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ദളിതരുടെ മാനത്തിനു വില ചോദിച്ചവരൊക്കെ കനത്ത വില നല്‌കേണ്ടി വന്നിട്ടുണ്ട്. 1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്. മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു. യുപിയിലെ ഹത്രസില്‍ ചരിത്രം ആവര്‍ത്തിക്കുയാണ്. അന്നു പ്രകൃതിയാണ് ഇന്ദിരാഗാന്ധിക്കു മുന്നില്‍ തടസം നിന്നതെങ്കില്‍ ഇന്ന് കൊച്ചുമകന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വിലങ്ങിട്ടത് യുപി ഭരണകൂടമാണ്. രാഹുലിനെ വഴിമധ്യേ തടഞ്ഞെന്നു മാത്രമല്ല, അദ്ദേഹത്തെ തള്ളി താഴെയിടുക വരെ ചെയതു. പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചു. യുപി അതിര്‍ത്തി അടച്ചുപൂട്ടി. മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു. ഇരയുടെ വീട്ടില്‍ ആരും എത്താതെ കനത്ത വിലക്കേര്‍പ്പെടുത്തി. ഇത് ജനാധിപത്യ ഇന്ത്യ തന്നെയോ? എന്നിട്ടും ഭരണകൂട ഭീകരതയെ മറികടന്ന് രാഹുല്‍ ലക്ഷ്യസ്ഥാനത്തെത്തി. ഹത്രസിലെ ദളിതര്‍ക്ക് ആശ്വാസദായകനും സംരക്ഷകനുമായി. ‘ആദി റൊട്ടി ഖായേങ്കേ ഇന്ദിരാക്കോ ബുലായേംഗേ’ (അരറൊട്ടി തിന്നും ഇന്ദിരയെ തിരികെ കൊണ്ടുവരും )എന്ന് അന്നു മുഴങ്ങിയ മുദ്രാവാക്യം വീണ്ടും മുഴങ്ങുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ല: മുല്ലപ്പള്ളി ക്യാപ്റ്റന്റെ കരുത്തില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കുളു മണാലിയിലേക്ക് മടങ്ങുന്നതിനിടെ പകുതി വഴിയിൽ ഇവർ ഒറ്റപ്പെടുകയായിരുന്നു. വൈകീട്ട് ടണലിലൂടെ പൊലീസ് വാഹനങ്ങൾ കടത്തിവിട്ടെങ്കിലും ഇവയും പകുതിയിൽ കുടുങ്ങി അടൽ ടണലിൽ ഗതാഗതക്കുരുക്കുണ്ടാക്കി, 10 വിനോദ സഞ്ചാരികളെ അറസ്റ്റ് ചെയ്ത് പൊലീസ് അറസ്റ്റിലായ 10 പേരും ദില്ലിയിൽ നിന്നുള്ള യുവാക്കളാണ്. ഇവരുടെ മൂന്ന് കാറുകളാണ് പൊലീസ് പിടിച്ചെടുത്തത് അടല്‍ ടണലിന് സോണിയ ഗാന്ധി തറക്കല്ലിട്ടതിന്‍റെ ഫലകം എവിടെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് ജൂണ്‍ 2010നാണ് അന്നത്തെ യുപിഎ ചെയര്‍ പേഴ്സണായിരുന്ന സോണിയ ഗാന്ധി റോഹ്തംങ്ങിലെ തുരങ്കത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം ഉദ്ഘാടനം ചെയ്തത്. വയനാട്ടിലേക്ക് തുരങ്കമുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതിന് പിന്നിലെ യഥാര്‍ത്ഥ രഹസ്യമെന്ത്? ഏഴുകിലോമീറ്റര്‍ നീളത്തില്‍ പശ്ചിമഘട്ടം തുരന്നാണ് വയനാട്ടില്‍ തുരങ്കമുണ്ടാക്കാന്‍ പദ്ധതിയുണ്ടാക്കിയത്. സര്‍വേയോ പാരിസ്ഥിതിക ആഘാതപഠനമോ നടത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയും ചെയ്തു. വയനാട്ടിലെ തുരങ്കപാത വോട്ടില്‍ കണ്ണുംനട്ടോ മലബാര്‍ മാന്വല്‍ ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ അടല്‍ ടണലില്‍ നടന്നത് മൂന്ന് അപകടങ്ങള്‍ ടണലില്‍ റോഡ് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കണമെന്ന് ബിആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈവേ ടണല്‍ എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി ഇത് രാജ്യത്തിനായി ടണല്‍ തുറന്നുനല്‍കിയത്. ഹാഥ്‌റസിലെ ക്രൂരത, ഒപ്പം അടല്‍ ടണലിലെ രാഷ്ട്രീയതര്‍ക്കവും ഇന്ത്യന്‍ മഹായുദ്ധം' അടിയേറ്റ യുപി പോലീസ് പ്രതികാരത്തിലേക്ക് തിരിയുന്നതെന്തിന്? നിര്‍ഭയയുടെ അമ്മ ആശാദേവി ഹാഥ്‌റസിലെ ക്രൂരതയോട് പ്രതികരിക്കുന്നു. ഒപ്പം അടല്‍ ടണല്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ രാഷ്ട്രീയ തര്‍ക്കം. തറക്കല്ലിട്ടത് ആരെന്ന് പ്രധാനമന്ത്രി മറന്നതോ? എ കെ ആന്റണി പ്രതികരിക്കുന്നു. വാജ്‌പേയ് തുടക്കമിട്ട അഭിമാന പദ്ധതി നരേന്ദ്രമോദി പൂര്‍ത്തിയാക്കുമ്പോള്‍, അടല്‍ തുരങ്കത്തിന്റെ നാള്‍വഴി.. ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ മണാലി-ലേ ഹൈവേയില്‍ ഹിമാലയന്‍ മലനിരകളെ തുരന്ന് ഒരു തുരങ്കപാത എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യത്തില്‍ മുന്‍ഗണന നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വപ്‌നപദ്ധതി സാക്ഷാത്കരിച്ചത്. പതിനെട്ടുവര്‍ഷം മുമ്പ് പദ്ധതിക്ക് തുടക്കമിട്ടതാകട്ടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും. അന്നുമുതല്‍ ഇന്നുവരെയുള്ള പദ്ധതിയുടെ വളര്‍ച്ചയും തുരങ്കത്തിന്റെ പ്രത്യേകതകളും കാണാം. രാജ്യത്തിന് അഭിമാന നിമിഷം; അടൽ തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിർവ്വഹിച്ചത്. 3,086 കോടി രൂപ ചെലവഴിച്ചാണ് അടൽ തുരങ്കം നിർമ്മാണം പൂർ‌ത്തിയാക്കിയത്. അഭിമാനമായി അടല്‍ തുരങ്കം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ദൃശ്യങ്ങള്‍ മണാലി ലേ തുരങ്കം നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 3,086 കോടിയാണ് നിര്‍മ്മാണ ചെലവ്. ഏഴ് മാസത്തിന് ശേഷമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി നേരിട്ടെത്തുന്നത്. 6000 അടി ഉയരത്തില്‍ മാത്രം വളരുന്ന ഗുച്ചി കൂണുകള്‍, ഹിമാചലില്‍ മോദിയെ കാത്തിരിക്കുന്ന 'സ്‌പെഷ്യല്‍ ഡിഷ്' ആറായിരം അടി ഉയരത്തില്‍ മാത്രം വളരുന്ന ഇവ, വളരെ പണിപ്പെട്ടാണ് ഗ്രാമവാസികള്‍ ശേഖരിക്കുന്നത്. അഴുകി തുടങ്ങിയ മരത്തിലോ, ഇലകളിലോ നല്ല വളക്കൂറുള്ള മണ്ണിലോ മാത്രമാണ് ഇവ വളരുക. 4083 കോടിയുടെ പദ്ധതി 3200 കോടിക്ക് പൂര്‍ത്തിയായി; തുരങ്കപാതയ്ക്ക് പിന്നില്‍ മലയാളിത്തിളക്കം രാജ്യത്തെ ഏറ്റവും പ്രധാന തുരങ്ക പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ തുറക്കുന്ന അടല്‍ അടല്‍ തുരങ്ക പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പണി കഴിപ്പിച്ച 9 കിലോമീറ്ററിലധികം നീളമുള്ള പാത ഇന്ത്യയുടെ പ്രതിരോധത്തിനും കരുത്തു പകരും. തുരങ്കപാതയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. തന്ത്രപ്രധാന തുരങ്കപാത പ്രധാനമന്ത്രി ഇന്ന് തുറക്കും, ചൈനീസ് അതിര്‍ത്തിയിലേക്ക് ഇനി അതിവേഗമെത്താം രാജ്യത്തെ ഏറ്റവും പ്രധാന തുരങ്ക പദ്ധതിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചല്‍ പ്രദേശിലെ റോത്താംഗില്‍ തുറക്കുന്ന അടല്‍ അടല്‍ തുരങ്ക പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പണി കഴിപ്പിച്ച 9 കിലോമീറ്ററിലധികം നീളമുള്ള പാത ഇന്ത്യയുടെ പ്രതിരോധത്തിനും കരുത്തു പകരും. തുരങ്കപാതയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്. അഭിമാനമായി അടൽ തുരങ്കം; പ്രധാനമന്ത്രി രാജ്യത്തിന് ഇന്ന് സമർപ്പിക്കും പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. അടല്‍‌ തുരങ്കം ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നത് ഈ 'വിഭവങ്ങള്‍' ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നത് സ്വന്തം വീട്ടിലെത്തുന്നത് പോലെയാണെന്ന് ഇതിന് മുന്‍പ് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുള്ള പ്രധാനമന്ത്രിക്ക് തനത് വിഭവങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നാണ് നിരീക്ഷണം. 10,000 അടി ഉയരം, പത്ത് വർഷത്തെ നിർമ്മാണ പ്രവർത്തനം; ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ യാഥാർത്ഥ്യത്തിലേക്ക് ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ രാജ്യത്ത് യാഥാര്‍ത്ഥ്യമായി. ഹിമാചല്‍ പ്രദേശില്‍ മണാലിയെയും ലേയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള അടല്‍ റോഹ്തങ് ടണലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. പത്തുവര്‍ഷം കൊണ്ടാണ് ജലനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള ടണലിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു Arrest മൃഗാശുപത്രിയിലെ ജീവനക്കാരിയെ മർദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പൊക്കി Gulf News കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി Gulf News ദുബൈയില്‍ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് Gulf News പാര്‍ക്കില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് അടിപിടി; പൊലീസ് ആകാശത്തേക്ക് വെടിവെച്ചു ഉരുക്ക് മാത്രമല്ല ചിപ്പും ടാറ്റയ്ക്ക് വഴങ്ങും; വാഹനങ്ങള്‍ക്കായി ചിപ്പ് ഫാക്ടറി തുടങ്ങുന്നു ഇതൊരു വെറൈറ്റി കുശലംപറച്ചില്‍ ത്രിണമൂല്‍ എംപിയെ ചിരിപ്പിച്ച് രാജ്‌നാഥ് സിംഗ് മലയാള ഭാഷയുടെ സമ്പന്നമായ കാലത്തിലൂടെഒരു യാത്ര; എന്റെ മലയാളം സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതൻറെ നഗ്നതാ പ്രദർശനം; എന്ത് ചെയ്യണമെന്നറിയാതെ വിദ്യാർത്ഥികളും അദ്ധ്യാപകരും കോഴിക്കോട്: ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി അജ്ഞാതൻറെ നഗ്നതാ പ്രദർശനം. സ്കൂളിൻറെയും ട്യൂഷൻ സെൻററിൻറെയും ഓൺലൈൻ ക്ലാസിലാണ് അജ്ഞാതൻ നുഴഞ്ഞു കയറി. പ്രദർശനം നടത്തുന്നത്. മീഞ്ചന്ത ഗവ.… കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക അക്ഷരവൃക്ഷം/പാലക്കാട്/പട്ടാമ്പി ഉപജില്ല ‎ (← കണ്ണികൾ) ബ്രാഡ് പിറ്റ് മൻഗ്ലിക് മംഗല്യ ദോഷം റിപ്പോർട്ടുകളും ജനന ചാർട്ടിലെ ലഗ്നത്തിന്‍റേയും ചന്ദ്രന്‍റേയും സ്ഥാനത്തിൽ നിന്നാണ് മൻഗ്ലിക് ദോഷം എന്നാണ് കണക്കാക്കപ്പെടുന്നത്. ജനന ചാർട്ടിൽ, മംഗലം വച്ചിരിക്കുന്നത് പന്ത്രണ്ടാമത്തെ ലഗ്നത്തിൽ നിന്നുള്ള ഭാവം, എന്നാൽ ചന്ദ്ര ചാർട്ടിൽ മംഗലം വച്ചിരിക്കുന്നത് പന്ത്രണ്ടാമത്തെ ഭാവം. ആയതിനാൽ മംഗല്യ ദോഷമെന്നാൽ ലഗ്ന ചാർട്ടിലും അതുപോലെ തന്നെ ചന്ദ്ര ചാർട്ടിലും ഉണ്ട്. മംഗല്യ ദോഷം ഒരു വ്യക്തിയുടെ വൈവാഹിക ജീവിതത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ചിലരെ സംബന്ധിച്ച്, മംഗല്യ ദോഷത്താൽ തുടർച്ചയായ അസുഖങ്ങൾക്കും അല്ലെങ്കിൽ ആത്യന്തികമായി പങ്കാളിയുടെ(കളുടെ) മരണത്തിനും കാരണമാകും. ഒരു മൻഗ്ലിക്ക് വ്യക്തി മറ്റൊരു മൻഗ്ലിക്ക് വ്യക്തിയെ വിവാഹം കഴിക്കുകയാണെങ്കിൽ മൻഗ്ലിക്ക് ദോഷം ഇല്ലാതാവുകയും അവയ്ക്ക് ഫലം ഇല്ലതാവുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചില പരിഹാരങ്ങൾ (അഥവ മംഗല്യ ദോഷം ഉണ്ടെങ്കിൽ) കുംഭ വിവാഹം, വിഷ്ണു വിവാഹം കൂടാതെ അശ്വധ വിവാഹം എന്നിവയാണ് പ്രചാരത്തിലുള്ള മംഗല്യ ദോഷ പരിഹാരങ്ങൾ. അശ്വധ വിവാഹം എന്നത് അരയാലിനെയോ വാഴയേയോ വിവാഹം ചെയ്തതിനുശേഷം അവയെ വെട്ടിമുറിക്കുക എന്നതാണ്. കുംഭ വിവാഹം ഖാട്ട വിവാഹമെന്നും അറിയപ്പെടുന്നു, ഒരു കുടത്തെ വിവാഹം ചെയ്തതിനുശേഷം അത് പൊട്ടിക്കുക എന്നാണ് ഇത് അർഥമാക്കുന്നത്. പൂജാമുറിയിൽ കേസരീയ ഗണപതിയെ(ഗണപതി ഭഗവാന്‍റെ ഓറഞ്ച് നിറത്തിലുള്ള വിഗ്രഹം) വയ്ക്കുകയും ദിവസവും പൂജിക്കുകയും ചെയ്യുക. ഹനുമാൻ ചാലിസ ദിവസവും ഉരുവിട്ട് കൊണ്ട് ഹനുമാൻ ഭഗവാനെ പൂജിക്കുക. മഹാമൃത്യുജ്ജയ പഥ് (മഹാമൃത്യുജ്ജയ മന്ത്രം ഉരുവിടുക). പരിഹാരങ്ങൾ (ലാൽ കിതാബിനെ അടിസ്ഥാനമാക്കിയുള്ളത്, വിവാഹത്തിനു ശേഷം ചെയ്യാവുന്നത്) എന്തെങ്കിലും മധുരം പക്ഷികൾക്ക് തീറ്റയായി നൽകുക പാലിൽ എന്തെങ്കിലും മധുരം കലക്കി വാഴയെ പൂജിക്കുക. ഈ പരിഹാര ക്രിയകൾ സ്വന്തമായി നടത്തുന്നതിനു മുൻപേ നിങ്ങൾ ഏതെങ്കിലും ജ്യോതിഷനെ സന്ദർശിക്കണമെന്ന് ഞങ്ങൾ ശക്തമായി നിർദ്ദേശിക്കുന്നു. ലോണ്ടറി സര്‍വീസിനോടൊപ്പംതന്നെ പണ്ടുകാലം മുതലേ തുടര്‍ന്ന് വരുന്ന ഒന്നാണ് ഡ്രൈ ക്ലീനിങ്് സര്‍വീസ്. സ്ത്രീപുരുഷ ഭേദമെന്യേ ആര്‍ക്കും എപ്പോള്‍ വേണമേലും സ്വന്തം വസ്ത്രങ്ങളില്‍ കറ പുരണ്ടേക്കാം. എന്നിരുന്നാലും ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവക്ക് അവരുടെ വസ്ത്രങ്ങളില്‍ കറ പുരളാന്‍ സാധ്യതയുണ്ട്. എന്തായാലും വസ്ത്രങ്ങളിലെ കറ അഥവാ മാഞ്ഞുപോകാത്ത അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈ ക്ലീനിങ്് അല്ലാതെ മറ്റൂ മാര്‍ഗമില്ല. എന്താ ഡ്രൈ ക്ലീനിങ് സര്‍വീസ് എന്നറിയാനുള്ള താല്പര്യം സ്വാഭാവികമാണ് വസ്ത്രങ്ങളില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ചു കഴുകി എത്ര ശ്രമിച്ചാലും പോകാത്ത കറകള്‍, മറ്റു കറകള്‍ (ഗ്രീസ്, ഓയില്‍, ആഹാരാവശിഷ്ടങ്ങള്‍ വഴിയും. മറ്റുവീധത്തിലും) എന്നിവകളെ ചില ദ്രാവകങ്ങള്‍ ഉപയോഗിച്ചു നിശ്ശേഷം ഇല്ലാതാക്കി. വസ്ത്രങ്ങള്‍ ഉണക്കി ഇസ്തിരിയിട്ട് കൊടുക്കുന്ന ബിസിനസ്സാണ് ഡ്രൈ ക്ലീനിങ്് സര്‍വീസ്. ചില രാസ വസ്തുക്കള്‍ ലയിപ്പിച്ച ലായനി കൊണ്ടും ഡ്രൈ ക്ലീനിങ് ചെയ്യാറുണ്ട്. സര്‍വ സാധാരണ ഡ്രൈ ക്ലീനിങ് എന്ന് പറയാറുണ്ടെങ്കിലും ഡ്രൈ ക്ലീനിങ് ഒരു ഡ്രൈ പ്രോസസ് അല്ല. എത്ര ശ്രമിച്ചാലും പോകാത്ത ഇരുമ്പ്, തുരുമ്പു കറകള്‍, മറ്റു കറകള്‍ ഗ്രീസ്, ഓയില്‍, ആഹാരാവശിഷ്ടങ്ങള്‍ വഴിയും, മറ്റുവിധത്തിലും) എന്നിവയാല്‍ മോശമായ വസ്ത്രങ്ങള്‍ ഒരുതരം ദ്രാവക ലായനിയില്‍ മുക്കിവച്ചശേഷമാണ് ഡ്രൈ ക്ലീനിങ് ചെയ്യുന്നത്. ടെട്രാക്ലോറോ സിന്‍ അഥവാ പെര്‍ക്ക് എന്നാണ് പൊതുവേ ഡ്രൈ ക്ലീനിങ് ദ്രാവക ലായനി പറയുന്നത്. ഡ്രൈ ക്ലീനിങ് സര്‍വീസിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞാല്‍ മനുഷ്യര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഏല്ലാ കാലത്തും സാധ്യതയുണ്ടന്നു വേണം പറയാന്‍. ഏതെല്ലാം മേഖലകളിലാണോ ലോണ്ടറി സര്‍വിസ് വേണ്ടിവരുന്നത് അവിടെയെല്ലാംതന്നെ ഡ്രൈ ക്ലീനിങ് ബിസിനസ്സിനും സാധ്യതയുണ്ട്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. എറണാകുളം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഏകോപന നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്ന് ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കും. ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ ദിനമാണ് ഡിസംബര്‍ മൂന്ന്. അന്ന് കേരളത്തിലെ എല്ലാ ലത്തീന്‍ കത്തോലിക്കാ ഇടവകകളിലും സ്ഥാപനങ്ങളിലും കെആര്‍എല്‍സിസിയുടെ പതാക ”Man is nothing other than what he makes himself be.” മനുഷ്യന്‍ – അവന്‍ സ്വയം ഉണ്ടാക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞത് ഴാന്‍ പോള്‍ സാര്‍ത്താണ്. നമ്മുടെ ഭാവി നമ്മള്‍ തന്നെ സൃഷ്ടിക്കേണ്ടതാണ്. ദൈവത്തിന് അവിടെ ഒരു സ്ഥാനവുമില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദൈവമില്ലാത്ത ഒരു ചരിത്രം സൃഷ്ടിക്കാന്‍ എളുപ്പമാണ്. സഹാനുഭൂതിയുടെ മറപിടിച്ച് മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ഒന്നാം ഞായർ വിചിന്തനം മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36) യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല. ഇത് ആഗതമാകുന്ന യാഥാർത്ഥ്യമാണ്. “ഞാൻ വീണ്ടും വരും” എന്നു പറഞ്ഞവൻ എപ്പോൾ വരും എന്നു പറഞ്ഞിട്ടില്ല. മറിച്ച് “മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍ കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. എന്നു പറഞ്ഞാല്‍ സഭയുടെ പുതുവര്‍ഷമാരംഭമാണിന്ന്. ആഗമനം എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ ആഗമനമാകുന്ന ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിനായി എണ്ണിയെണ്ണി കാത്തിരിക്കുക കൂടിയാണിന്ന്. കാലത്തിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കുവാനിരിക്കുന്ന ഈശോയുടെ രണ്ടാം വരവിന്റെ കാര്യവും നാമിന്ന് ഈ ക്രിസ്തുമസ് റീത്തും തിരികളും ഒരുക്കേണ്ടത് എങ്ങനെ ആഗമനകാല റീത്തിന്റെ ഉത്ഭവം ആഗമനകാല റീത്ത് (Advent wreath) പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ലൂതറന്‍ ക്രിസ്ത്യാനികള്‍ ആരംഭിച്ച ഒരു ക്രൈസ്തവ അനുഷ്ഠാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായിരുന്ന യൊഹാന്‍ ഹിന്‍ട്രിക് വിക്ഹേന്‍ (Johann Hinrich Wichern 1808-1881) ആണ് ആധുനിക ആഗമനകാല റീത്തിന് പ്രചുരപ്രചാരം നല്‍കിയതായി പറയപ്പെടുന്നത്. അദ്ദേഹം 1839 – ല്‍ ചെമപ്പു ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ ആഗമനകാലം രണ്ടാം ഞായർ വിചിന്തനം മരുഭൂമിയിലെ ശബ്ദം (ലൂക്കാ നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന മയിൽപ്പീലി സർഗ്ഗാത്മകതയുടെ അടയാളമാണ്. ഉണ്ണിക്കണ്ണന്റെ നെറുകയിലും പുസ്തകത്താളിനുള്ളിലും കൗതുകമുണർത്തി വിലസുന്ന മയിൽപ്പീലി നമ്മെ നിത്യം പ്രചോദിപ്പിക്കുന്നു. ആനന്ദത്തോടൊപ്പം അറിവും അറിവിനോടൊപ്പം അഭിമാനവും പ്രോജ്വലിപ്പിക്കുന്ന ഉത്തമ വിഭവങ്ങളാണ് മയിൽപ്പീലിയുടെ തനിമ എല്ലാ കൊച്ചു കൂട്ടുകാരുടെയും ഹൃദയത്തിൽ ഇടം നേടാൻ മയിൽപ്പീലിക്ക് കഴിയട്ടെ. മയില്‍പ്പീലി ഓണ്‍ലൈന്‍ ആകാന്‍ പോകുന്നു. ഓണ്‍ലൈന്‍ എന്നു പ റഞ്ഞാല്‍ അതിന്‍റെ നിലവാരം ഉയരാന്‍ പോകുന്നു എന്ന് ഞാന്‍ ധരിക്കുന്നു. മയില്‍പ്പീലി മാസിക ഉന്നതിയിൽ എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു നമസ്തെ! ഇളം മനസ്സുകളിൽ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പൊൻനൂലുകൾ ചേർത്തുകൊണ്ട് വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കുട്ടികളുടെ വായനാ ലോകത്തിൽ ഇടം നേടിയ "മയിൽപ്പീലി യുടെ പ്രവർത്തനം ശ്ലാഘനീയം തന്നെ. മയിൽപ്പീലി സർഗ്ഗാത്മകതയുടെ അടയാളമാണ്. ഉണ്ണിക്കണ്ണന്റെ നെറുകയിലും പുസ്തകത്താളിനുള്ളിലും കൗതുകമുണർത്തി വിലസുന്ന മയിൽപ്പീലി നമ്മെ നിത്യം പ്രചോദിപ്പിക്കുന്നു. ആനന്ദത്തോടൊപ്പം അറിവും അറിവിനോടൊപ്പം അഭിമാനവും പ്രോജ്വലിപ്പിക്കുന്ന ഉത്തമ വിഭവങ്ങളാണ് മയിൽപ്പീലിയുടെ തനിമ എല്ലാ കൊച്ചു കൂട്ടുകാരുടെയും ഹൃദയത്തിൽ ഇടം നേടാൻ മയിൽപ്പീലിക്ക് കഴിയട്ടെ. മയില്‍പ്പീലി ഓണ്‍ലൈന്‍ ആകാന്‍ പോകുന്നു. ഓണ്‍ലൈന്‍ എന്നു പ റഞ്ഞാല്‍ അതിന്‍റെ നിലവാരം ഉയരാന്‍ പോകുന്നു എന്ന് ഞാന്‍ ധരിക്കുന്നു. മയില്‍പ്പീലി മാസിക ഉന്നതിയിൽ എത്തട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു നമസ്തെ! ഇളം മനസ്സുകളിൽ സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പൊൻനൂലുകൾ ചേർത്തുകൊണ്ട് വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കുട്ടികളുടെ വായനാ ലോകത്തിൽ ഇടം നേടിയ "മയിൽപ്പീലി യുടെ പ്രവർത്തനം ശ്ലാഘനീയം തന്നെ. നമ്മുടെ കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം മയിൽപ്പീലിയുടെ ഉയർച്ചയുടെ പടവുകൾക്ക് ഒരു കൈത്താങ്ങ് മയിൽ‌പ്പീലി ടീമ് ജാലകം പ്രകാശന ചടങ്ങിന് ശേഷം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ് രമേശൻനായർ സാറിന്റെ വസതിയിൽ എത്തി ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ പി ബാബുരാജൻ മാഷ് ആദരിച്ചപ്പോൾ. 2016 വടകര ഭഗിനി ശിൽപ്പശാല മയിൽപ്പിലി കൗണ്ടർ സന്ദർശിക്കുന്ന പ്രശസ്ത സിനിമാ താരം വിധു ബാല കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ ഗോപിക്ക് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു. 2018ലെ ഉള്ളൂർ അവാർഡ് ജേതാവ് ജയശ്രീ കിഷോറിന് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു. ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന വിവേകാനന്ദ ജയന്തി പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന വിവേകാനന്ദ ജയന്തി പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അശ്വതി.എം നെ മയില്‍പ്പീലി മാസികക്ക് വേണ്ടി എഡിറ്റര്‍ സി.കെ.ബാലകൃഷ്ണന്‍ ആദരിച്ചു. സമീപം മയിൽ‌പ്പീലി സംയോജകൻ പ്രഹ്ളാദന്‍.പി.ടി വീരയോധാക്കളെ നിങ്ങൾക്ക് മരണമില്ല ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ് മയിൽ‌പ്പീലി ചീഫ് എഡിറ്റർ, കോഴിക്കോട്ടെ ബാലഗോകുലത്തിന്റെ കാര്യകർത്താക്കൾ എന്നിവർ പുൽവാമയിൽവീരമൃത്യു വരിച്ച വസന്തകുമാറിന്റെ സ്മൃതിഭൂമിയിൽ. ബഹ്‌റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിൽ ഗോകുലോത്സവം കുമാരി ദേവഗംഗ ശിവപ്രസാദിന് ഗോകുല പ്രതിഭ പുരസ്‌കാരം ശ്രീ ഗോപിനാഥ മേനോൻ സമ്മാനിക്കുന്നു ബാലഗോകുലം നൽകിയ മയിൽ‌പ്പീലി മാസിക ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികൾ വായിക്കുന്നു. ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികളെ മയിൽ‌പ്പീലി പ്രവർത്തകർ സംയോജകൻ പി.ടി പ്രഹ്ലാദന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ. മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. മയിൽപ്പീലി മാസികയുടെ മയിൽപ്പീലിക്കൂട്ടം കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരൻ മദനൻ സാറുമായി കോഴിക്കോട് ബീച്ചിൽ അഭിമുഖം നടത്തുന്നു. ശ്രി.പ്രഭാകരൻ പലെരി റിട്ടേർഡ് ഇന്ത്യൻ കോസ്റ്റ്ഗാഡ് ജനറൽ മയിൽപ്പീലി മാസിക നിരീക്ഷിക്കുന്നു മയിൽ‌പ്പീലി ടീമ് ജാലകം പ്രകാശന ചടങ്ങിന് ശേഷം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എസ് രമേശൻനായർ സാറിന്റെ വസതിയിൽ എത്തി ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കെ പി ബാബുരാജൻ മാഷ് ആദരിച്ചപ്പോൾ. 2016 വടകര ഭഗിനി ശിൽപ്പശാല മയിൽപ്പിലി കൗണ്ടർ സന്ദർശിക്കുന്ന പ്രശസ്ത സിനിമാ താരം വിധു ബാല കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ ഗോപിക്ക് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു. 2018ലെ ഉള്ളൂർ അവാർഡ് ജേതാവ് ജയശ്രീ കിഷോറിന് മയിൽപ്പിലി ചീഫ് എഡിറ്റർ സി. കെ ബാലകൃഷ്ണൻ ആദരിക്കുന്നു. ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന വിവേകാനന്ദ ജയന്തി പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ബഹ്‌റൈൻ അരാദ് യൂണിറ്റിൽ നടന്ന വിവേകാനന്ദ ജയന്തി പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അശ്വതി.എം നെ മയില്‍പ്പീലി മാസികക്ക് വേണ്ടി എഡിറ്റര്‍ സി.കെ.ബാലകൃഷ്ണന്‍ ആദരിച്ചു. സമീപം മയിൽ‌പ്പീലി സംയോജകൻ പ്രഹ്ളാദന്‍.പി.ടി വീരയോധാക്കളെ നിങ്ങൾക്ക് മരണമില്ല ഭാരതാംബയുടെ ധീരപുത്രന് മയിൽപ്പീലിയുടെ ആദരവ് മയിൽ‌പ്പീലി ചീഫ് എഡിറ്റർ, കോഴിക്കോട്ടെ ബാലഗോകുലത്തിന്റെ കാര്യകർത്താക്കൾ എന്നിവർ പുൽവാമയിൽവീരമൃത്യു വരിച്ച വസന്തകുമാറിന്റെ സ്മൃതിഭൂമിയിൽ. ബഹ്‌റൈൻ ബാലഭാരതിയുടെ ആഭിമുഖ്യത്തിൽ ഗോകുലോത്സവം കുമാരി ദേവഗംഗ ശിവപ്രസാദിന് ഗോകുല പ്രതിഭ പുരസ്‌കാരം ശ്രീ ഗോപിനാഥ മേനോൻ സമ്മാനിക്കുന്നു ബാലഗോകുലം നൽകിയ മയിൽ‌പ്പീലി മാസിക ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികൾ വായിക്കുന്നു. ചിന്മയാമിഷ്യൻ അഗോള അധ്യക്ഷൻ സ്വരൂപാനന്ദ സ്വാമികളെ മയിൽ‌പ്പീലി പ്രവർത്തകർ സംയോജകൻ പി.ടി പ്രഹ്ലാദന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ. മയിൽപ്പീലി കൂട്ടം 2019 പ്രയോഗിക പരിശീലനശിബിരം കോഴിക്കോട് മയിൽപ്പിലി ആസ്ഥാനത്ത് നടന്നു. മുൻ ബാലഗോകുലം കോഴിക്കോട് മേഖല ഖജാൻജി കെ.ടി.ബലേന്ദ്രൻ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം നിർവഹിച്ചു. മയിൽപ്പീലി മാസികയുടെ മയിൽപ്പീലിക്കൂട്ടം കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരൻ മദനൻ സാറുമായി കോഴിക്കോട് ബീച്ചിൽ അഭിമുഖം നടത്തുന്നു. ശ്രി.പ്രഭാകരൻ പലെരി റിട്ടേർഡ് ഇന്ത്യൻ കോസ്റ്റ്ഗാഡ് ജനറൽ മയിൽപ്പീലി മാസിക നിരീക്ഷിക്കുന്നു കലാമണ്ഡലം ഗോപി – വേഷപ്പകർച്ചയുടെ ആശാൻ മയിൽപ്പീലി എന്ന കുട്ടികളുടെ മാസിക വായിക്കാൻ ഇടയായി, വരും തലമുറക്ക് ഇത്രയും ലളിതമായി വായിക്കാവുന്നതും പ്രചോദനമാവുന്നതുമായ കാര്യങ്ങൾ മയിൽപ്പീലിയിലൂടെ കുഞ്ഞുങ്ങളിൽ എത്തിക്കുന്ന പ്രസാധകർ കും ,അതു പ്രചരിപ്പിക്കുന്ന സത് പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. സ്നേഹം,സത്യം,സാഹോദര്യം,സ്വാതന്ത്യം,സാമൂഹ്യബോധം,പ്രയത്നം,അഭിമാനം,അനുകമ്പ ഇവയെല്ലാം വളര്‍ച്ചയുടെ മൂലധനമായി സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് ഉത്തമസംസ്കാരം വാര്‍ത്തെടുക്കാനാവുക. കുട്ടികളില്‍ സഹജമായി മുളപൊട്ടുന്ന സര്‍ഗ്ഗാത്മകതയെ കണ്ടെത്താനും വികസിപ്പിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ‘മയില്‍പ്പീലി’ മാസികക്ക് കഴിയെട്ടെ എന്ന് ആശംസിക്കുന്നു. ബാലഗോകുലം അതിന്റെ മയില്‍പ്പീലിക്ക് പുതിയ ഭാവം നല്‍കുമ്പോള്‍ വെബ്‌സൈറ്റിന് പ്രസക്തിയേറുന്നു, എല്ലാ നന്മകളും അതിനായി സമര്‍പ്പിച്ചുകൊണ്ട്… സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,436 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1061 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3164, എറണാകുളം 2268, കോഴിക്കോട് 1869, പാലക്കാട് 1082, തിരുവനന്തപുരം 1596, കൊല്ലം 1610, മലപ്പുറം 1458, ആലപ്പുഴ 1445, കണ്ണൂര്‍ 1111, കോട്ടയം 950, പത്തനംതിട്ട 624, ഇടുക്കി 497, വയനാട് 414, കാസര്‍ഗോഡ് 348 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, കൊല്ലം 9, തൃശൂര്‍, പാലക്കാട് 7 വീതം, വയനാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, ആലപ്പുഴ 4 വീതം, എറണാകുളം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,563 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1409, കൊല്ലം 2595, പത്തനംതിട്ട 775, ആലപ്പുഴ 1246, കോട്ടയം 1601, ഇടുക്കി 559, എറണാകുളം 2477, തൃശൂര്‍ 2662, പാലക്കാട് 2392, മലപ്പുറം 2757, കോഴിക്കോട് 2404, വയനാട് 680, കണ്ണൂര്‍ 615, കാസര്‍ഗോഡ് 391 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,09,493 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,96,317 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,39,097 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,08,271 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2641 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ജലസേചന വകുപ്പിന്റെ കണക്കുകളിലൊതുങ്ങി പെരിയാർ; ആശങ്ക ഒഴിഞ്ഞു ജലസേചന വകുപ്പിന്റെ കണക്കുകൾക്കുള്ളിൽ പെരിയാറിനെ തിരിച്ചുവിട്ടപ്പോൾ ആശങ്കയും ഒഴുകി തീർന്നു. ജലസംഭരണികളിൽ സുരക്ഷിത ജലനിരപ്പായി. ഇടമലയാറിൽ ജലനിരപ്പ് ബ്ലൂ അലർട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചന വകുപ്പ്.കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഇടമലയാർ ഡാമും ഇടുക്കി ഡാമും ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോൾ പെരിയാർ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ജലസേചന വകുപ്പാണ്. വകുപ്പിലെ ജീവനക്കാർ ചെറുതോണി മുതൽ വടുതല പറവൂർ വരെ നിരീക്ഷണവുമായി ഒപ്പം നിന്നു. വെള്ളത്തിന്റെ ഒഴുക്ക് […] സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്; 7943 പേർക്ക് രോഗമുക്തി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാൽ 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗബാധ കണ്ടെത്തിയവരിൽ 230 പേർ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 7943 പേർ രോഗമുക്തി നേടി. അതേസമയം, 28 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272 …] തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3282 പേര്‍ക്ക് കൂടി കോവിഡ്; 2161 പേര്‍ക്ക് രോഗമുക്തരായി വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഭരണഘടന സ്ഥാപനങ്ങളില്‍ സാധാരണ ജനങ്ങള്‍ നിത്യവും ആശ്രയിക്കുന്ന മഹത്തായ സ്ഥാപനങ്ങളാണ് രാജ്യത്തെ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും. 85% ഗ്രാമങ്ങള്‍ മാത്രം ഉണ്ടയിരുന്ന സ്വതന്ത്ര ഇന്ത്യയില്‍ ഇന്ത്യയുടെ പുരോഗതി ഗ്രാമങ്ങളുടെ പുരോഗതിയാണെന്ന് രാഷ്ട്രപിതാവ് മഹാത്മജി ഊന്നി പറഞ്ഞത് അത്കൊണ്ട്തന്നെയാണ്. ഇന്ത്യയുടെ ആസൂത്രണത്തില്‍ ഗ്രാമസ്വരാജ് എന്ന ആശയം ഏറെ പ്രസ്ക്തമായത് ഈ യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും നിലനില്‍ക്കുന്നത് കൊണ്ടാണ്. മലബാറിന്‍റെ പൊതുസാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക, കലാസാഹിത്യ രംഗങ്ങളില്‍ തനതായ വ്യക്തിത്വവും ശൈലിയും പുലര്‍ത്തിപ്പോരാന്‍ കഴിഞ്ഞിട്ടുള്ള ഒരു നഗരമാണ് വളാഞ്ചേരി. ഏകദേശം രണ്ട് പതിറ്റണ്ടുകള്‍ക്കു മുമ്പ് വരെ, ഓലമേഞ്ഞ കൊച്ചു കൂരകള്‍ക്ക് താഴെ ചെറിയ ചെറിയ കച്ചവട പീടികകളും ആഴ്ചയിലൊരിക്കല്‍ ആവശ്യ വസ്തുക്കള്‍ ലഭ്യമാകുന്ന ചന്തയും കൊണ്ട് ഗ്രാമവാസികള്‍ സംതൃപ്തരായിരുന്നു. ഇന്ന് വളാഞ്ചേരി ഏറെ വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചയില്‍ അഭിമാനിച്ചുകൊണ്ട് നമുക്ക് കഴിഞ്ഞ കാലത്തിന്‍റെ തിരശ്ശീല നീക്കി നോക്കാം. മൂത്തമന പുരുഷോത്തമന്‍ നമ്പൂതിരി സ്ഥാപക മാനേജരായുള്ള വൈക്കത്തൂര്‍ എല്‍.പി. സ്കൂളായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സ്ഥാപനം പിന്നീട് യു.പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. എട്ട് പത്ത് നാഴിക ചുറ്റളവില്‍ വിദ്യാഭ്യാസത്തിനായി ഈ സ്കൂള്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് 8 ാം ക്ലാസ് പരീക്ഷയായിരുന്നു യു.പി. വിദ്യാഭ്യാസം. 1951 ല്‍ കൊളമംഗലത്തെ പുത്തന്‍ കളത്തില്‍ ആരംഭിച്ച വളാഞ്ചേരി ഹൈസ്കൂളിന്‍റെ സ്ഥാപക മാനേജര്‍ സി.എം. രാമക്കുറുപ്പായിരുന്നു. തുടര്‍ന്ന് മൈലാടിക്കുന്നിലേക്ക് മാറിയ ഈ സ്ഥാപനം നാഴികകള്‍ താണ്ടിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. ശ്രീ. മഠത്തില്‍ ബാലകൃഷ്ണന്‍ നായര്‍ ഈ സ്ഥാപനത്തിന്‍റെ മാനേജരായി നിരവധി വര്‍ഷങ്ങള്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ തിരൂര്‍ വിദ്യഭ്യാസ ജില്ലയില്‍ ഏറ്റവും വലിയ സ്കൂളാണ് ഇന്ന് വളാഞ്ചേരി ഹൈസ്ക്കൂള്‍. അതിനു വേണ്ട സ്ഥലം മഴുവഞ്ചേരി മന സംഭാവന ചെയ്തു. ഈ വിദ്യാഭ്യാസ സ്ഥാപനത്തെപ്പോലെത്തന്നെ അന്നും വളാഞ്ചേരിയില്‍ പോലീസ് സ്റ്റേഷനും പോസ്റ്റോഫീസും ഉണ്ടായിരുന്നു. നൂറ്റാണ്ടോളം പഴക്കവുമായി ഇന്നും നില നില്‍ക്കുന്ന സ്ഥാപനങ്ങള്‍. ആദ്യത്തെ തപാല്‍ പോസ്റ്റുമാസ്റ്റര്‍ മഴുവഞ്ചേരി ദാമോദരന്‍ നമ്പൂതിരിയായിരുന്നു. ഇദ്ദേഹം ഇവിടുത്തെ പഞ്ചായത്ത് കോടതിയുടെ അധ്യക്ഷനായി ദീഘകാലം പ്രവര്‍ത്തിച്ചുട്ടുണ്ട്. അന്ന് പഞ്ചായത്ത് കോടതിയുടെ തീരുമാനങ്ങള്‍ക്കുള്ള അപ്പീല്‍ അധികാരം ഹൈക്കോടതിക്ക് മാത്രമായിരുന്നു. പിന്നീട് വളാഞ്ചേരി എം.ഇ.എസ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായി. 1921 ലെ മലബാര്‍ കലാപം നടന്ന പ്രദേശങ്ങളിലൊന്നാണ് വളാഞ്ചേരി. ചില കൊലപാതകങ്ങളും അനവധി പേരുടെ ജയില്‍വാസവും അന്നത്തെ തിക്തമായ ഓര്‍മ്മകളായി അവശേഷിക്കുന്നു. ഓട്ടുപാത്ര വ്യവസായവും അത് പാരമ്പര്യ കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള കമ്മാള സമൂഹവും വളാഞ്ചേരിയുടെ സ്വത്വത്തിന്‍റെ ഭാഗമാണ്. ചങ്ങമ്പള്ളി ഗുരുക്കന്‍മാരുമായി ഇവരെ ബന്ധപ്പെടുത്തി പല ചരിത്ര കഥകളുമുണ്ട്. ചങ്ങമ്പള്ളി മമ്മുഗുരുക്കള്‍ ആയോധനകലയിലും നാഡി ചികിത്സയിലും പേരെടുത്തുപറയാവുന്ന പ്രശസ്തവ്യക്തിയായിരുന്നു. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി വൈദ്യശാലയും തൊഴുവാനൂരിലെ അമ്മിക്കൊത്ത്, മൂച്ചിക്കലിലെ ഓട് പാത്രനിര്‍മ്മാണവും ഒക്കെ നമ്മുടെ സാംസ്കാരിക പൈതൃകങ്ങളായി നിലനില്‍ക്കുന്നു. 1932 ല്‍ ഇവിടെ രാഷ്ട്രീയവീക്ഷണം വിതക്കാന്‍ പറ്റിയ ചില കാരണങ്ങളുണ്ടായി. ഗുരുവായൂര്‍ സത്യാഗ്രഹത്തിനും കേളപ്പന്‍റെ ഉപവാസത്തിനും ശേഷം പൊന്നാനി താലൂക്കിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ അഭിപ്രായമറിയാന്‍ ഒരു റഫറണ്ടം നടത്തുകയുണ്ടായി. റഫറണ്ടത്തിന്‍റെ കേന്ദ്ര ഓഫീസ് വളാഞ്ചേരിയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കസ്തൂര്‍ബാ ഗാന്ധി, സി.ആര്‍. ദാസിന്‍റെ സഹോദരി ഊര്‍മ്മിളാ ദേവി, സദാശിവ റാവു, രാജാജി, യു. ഗോപാലമേനോന്‍, തുടങ്ങിയ പ്രശസ്തര്‍ ഇവിടം സന്ദര്‍ശിച്ചത്. വി.ടി. ഭട്ടതിരിപ്പാടും ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട വ്യക്തിയാണ്. വി. പരമേശ്വരന്‍, വി. പത്മനാഭമേനോന്‍, എന്‍ ദാമോദരന്‍ എന്നിവര്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ആദ്യത്തെ രണ്ടുപേര്‍ ജയില്‍വാസം വരിക്കുകയുമുണ്ടായി. ഇതില്‍ വി. പരമേശ്വരന്‍ രാഷ്ട്രീയത്തിന്‍റെ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നു. അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ജോ. സെക്രട്ടറി, ലോകസമാധാന കൗണ്‍സിലിന്‍റെ ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പില്‍ക്കാലത്ത് എറണാകുളത്ത് താമസിച്ചുവരവെ നിര്യാതനായി. 1938 ലാണ് വളാഞ്ചേരിയില്‍ മുസ്ലിം ലീഗിന്‍റെ ആവിര്‍ഭാവമുണ്ടായത്. ഒരനാഥ ബാലനായിരുന്ന കുഞ്ഞിമൊയ്തുവിന് ലാഹോറില്‍ വെച്ച് വിദ്യാഭ്യാസം ലഭിക്കാനിടയായി (ഇദ്ദേഹത്തിന്‍റെ പിതാവ് മലബാര്‍ കലാപത്തില്‍ പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുമ്പോള്‍ അന്തരിക്കുകയാണുണ്ടായത് വിദ്യാഭ്യാസാനന്തരം തിരിച്ചെത്തിയ കുഞ്ഞിമൊയ്തുവാണ് ഇവിടെ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഈ നാട്ടുകാരനും മതപണ്ഡിതനും ശാന്തശീലനുമായിരുന്ന പി.സി.എസ്സ്. മൗലവിയുടെ അനുഗ്രഹാശിസ്സുകളോടെ ലീഗ് പ്രവര്‍ത്തനം തുടങ്ങി. മൂച്ചിക്കലിനടുത്ത് ഒരു പുറമ്പോക്ക് സ്ഥലത്ത് സീതിസാഹിബിന്‍റെ ഉജ്ജ്വല പ്രഭാഷണത്തോടെ ലീഗ് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ലീഗ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാരനായ ചേക്കുമാസ്റ്റര്‍ ലീഗിനെ വിമര്‍ശിച്ചു പ്രസംഗിച്ചത് ഒരപശബ്ദമായി കോളിളക്കം സൃഷ്ടിച്ചു. അങ്ങിനെ 1930 കളുടെ മദ്ധ്യം തൊട്ട് വളാഞ്ചേരി രാഷ്ട്രീയത്തിന്‍റെ ചൂടുപിടിച്ച പ്രദേശമായി. ലീഗിന്‍റെ പില്‍ക്കാല ചരിത്രത്തില്‍ ദീര്‍ഘകാലം അതിന്‍റെ നേതൃത്വം ജ: സി. എച്ച് ആലിക്കുട്ടി ഗുരുക്കള്‍ക്കായിരുന്നു. സാഹിത്യ സാംസ്കാരിക രംഗത്ത് ഏകദേശം എഴുപതില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വളാഞ്ചേരി പേരെടുത്തിരുന്നു. ദൃശ്യകലാ പ്രധാനമായ പുരാണ സംഗീത നാടകങ്ങള്‍ എല്ലാ വേനല്‍ കാലങ്ങളിലും ശ്രീ. വി.വി. രാമവാര്യരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടിരുന്നു. ആ പ്രസ്ഥാനത്തില്‍ നിന്നും മുളച്ച് പൊന്തിയ വ്യക്തിയായിരുന്നു പില്‍ക്കാലത്ത് കേരളം മുഴുവന്‍ വളാഞ്ചേരിയുടെ പേരെത്തിച്ച ഹാസ്യനടന്‍ ശ്രീ. എന്‍.കുട്ടിശങ്കരന്‍ നായര്‍. 1940 കളില്‍ മലബാറിലെ മുഴുവന്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ സദസ്സുകളില്‍ അദ്ദേഹം വിജയക്കൊടി നാട്ടി. വളാഞ്ചേരി കുട്ടിശങ്കരന്‍ നായരുടെ പേരുകേട്ടാല്‍ ജനം തള്ളിക്കയറുമായിരുന്നത്രെ. 1990 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1993 ലെ സി. ജെ. സ്മാരക ട്രസ്റ്റിന്‍റെ ഫാ. എബ്രഹാം വടക്കേല്‍ സ്മാരക അവാര്‍ഡും നേടിയ ശ്രീ. എന്‍. ദാമോദരന്‍ രാഷ്ട്രീയത്തിനതീതമായി തൂലികയിലൂടെ പോരാടിയ വ്യക്തിയാണ്. വളാഞ്ചേരിയില്‍ നിരവധി കലാസാംസ്കാരിക സംഘടനകള്‍ രൂപപ്പെടുകയും ഈയാം പാറ്റകളെപ്പോലെ മറഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയാവുന്ന ഒന്നാണ് 1970 കളില്‍ പ്രവര്‍ത്തിച്ചിരുന്ന കലാസാഗര്‍ തീയേറ്റേഴ്സ്. ശ്രീ. മുഴുവഞ്ചേരി ദാമോദരന്‍ നമ്പൂതിരിയുടെയും മറ്റും ശ്രമഫലമായി വളാഞ്ചേരിയില്‍ ഒരു ഐക്യനാണയസംഘംപ്രവര്‍ത്തിച്ചിരുന്നു. യുദ്ധാനന്തരം മലബാറില്‍, ശ്രീ. കേളപ്പന്‍റെ പരിശ്രമഫലമായി ഫര്‍ക്കാ അടിസ്ഥാനത്തില്‍ ഉല്‍പാദക ഉപഭോക്തസഹകരണ സംഘം നിലവില്‍ വന്നപ്പോള്‍ ശ്രീ. വെള്ളാട്ട് ദാമോദരമേനോന്‍ സെക്രട്ടറിയും ടി.കെ.സി. മൊയതീന്‍ കുട്ടി പ്രസിഡണ്ടുമായി വളാഞ്ചേരിയിലും ഒരെണ്ണം നിലവില്‍ വന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നത്തെ വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം പ്രഥമമായി ഈ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത് ഡിസ്ട്രിക് ബോര്‍ഡുകള്‍ എന്ന രീതിയിലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ധാരാളം അധികാരമുള്ള അര്‍ത്ഥത്തിലും പ്രവര്‍ത്തിയിലും ജനങ്ങളുടെ പഞ്ചായത്തായ പ്രാദേശിക പഞ്ചായത്തുകള്‍ 1958-1959 കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടില്‍ നിലവില്‍ വന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും നാട്ട് മധ്യസ്ഥന്‍മാരും പ്രാദേശിക പ്രമാണിമാരും വിളിച്ച് ചേര്‍ക്കപ്പെട്ട ഒരു സദസ്സില്‍ നിന്ന് കൈ പൊക്കി അഭിപ്രായം രേഖപ്പെടുത്തുന്ന രീതിയായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. 1959 ലാണ് ആദ്യത്തെ കൈ പൊക്കി വോട്ടെടുക്കുന്ന സമ്പ്രദായത്തിലുള്ള പഞ്ചായത്ത് നിലവില്‍ വന്നത്. ശ്രീ. വള്ളാട്ട് പത്മനാഭ മേനോനായിരുന്നു ആദ്യത്തെ പ്രസിഡന്‍റ്. ഇന്നത്തേതു പോലെ അന്നും പ്രസിഡന്‍റിന് എക്സിക്യുട്ടീവ് അധികാരമുണ്ടായിരുന്നു. 1964 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. 1962 ല്‍ ഗ്രാമപഞ്ചായത്തുകള്‍ ശക്തമായ രീതിയില്‍ നമ്മുടെ രാജ്യത്ത് നിലവില്‍ വന്നു. 6 മണ്ഡലങ്ങളായി കാട്ടിപ്പരുത്തി പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാറമ്മേല്‍ ഭട്ടിമനക്കല്‍ അക്കി രാമന്‍ നമ്പൂതിരിപ്പാട് പ്രസിഡന്‍റും പാലാറ കുഞ്ഞറമുട്ടി ഹാജി വൈസ് പ്രസിഡന്‍റും. കെ.കെ ഇസ്മായില്‍, നെല്ലേക്കാട്ട് പത്മനാഭന്‍ നായര്‍, റാബിയ, കോട്ടാട്ടുകഴിയില്‍ നീലാണ്ടന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പഞ്ചായത്ത് ഭരണം മുന്നോട്ട് കൊണ്ട് പോയത്. ഈ ഭരണസമിതിയുടെ അവസാന ഘട്ടത്തില്‍ അക്കിരാമന്‍ നമ്പൂതിരിയുടെ മരണത്തെതുടര്‍ന്ന് പാലാറ കുഞ്ഞറമുട്ടി ഹാജി പ്രസിഡന്‍റായി ചുമതലയേറ്റു. ഈ ഭരണസമിതിക്കും വ്യക്തമായ രാഷ്ട്രീയ നിറങ്ങളുണ്ടായിരുന്നില്ല. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ചരിത്രത്തില്‍ നീണ്ട 17 വര്‍ഷക്കാലം ഭരണം നടത്തിയ ഭരണ സമിതി ആയിരുന്നു ഇത്. ഇന്നത്തേ തദ്ദേശഭരണ സ്ഥാപനങ്ങളേക്കാള്‍ അധികാരവും സ്വീകാര്യതയും ഈ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നു. നാട്ടുതര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ഗ്രാമകോടതികള്‍ വരെ സജീവമായ ഒരു കാലഘട്ടമായിരുന്നു ഇത്. 1979 ല്‍ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പാലാറ ഹംസ ഹാജി പ്രസിഡന്‍റും, നടക്കാവില്‍ അബുഹാജി വൈസ് പ്രസിഡന്‍റുമായ ഭരണസമിതി നിലവില്‍ വന്നു. ശ്രീ. ചെമ്പന്‍, ചെകിടന്‍കുഴിയില്‍ അലവി ഹാജി, പി.പി കുഞ്ഞിമുഹമ്മദ് ഹാജി, സി.എച് മമ്മികുട്ടി ഗുരിക്കള്‍, സയ്യിദ് എം.കെ തങ്ങള്‍ കാര്‍ത്തല, കൂരിപ്പറമ്പില്‍ തെക്കുംമ്പാട്ട് സൈതു ഹാജി, ആലസ്സന്‍ പാട്ടില്‍ ഫാത്തിമ, കുണ്ടില്‍ ഫാത്തിമ എന്നിവര്‍ ഈ പഞ്ചായത്ത് സമിതിയിലെ അംഗങ്ങളായിരുന്നു. 1980 ല്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ കാട്ടിപ്പരുത്തി പഞ്ചായത്ത് 1981 ല്‍ പേര് മാറ്റി വളാഞ്ചേരി പഞ്ചായത്തായി. പഞ്ചായത്ത് ഓഫീസിന് ഇന്ന് കാണുന്ന ഓഫീസ് കെട്ടിടം അടക്കം, വളാഞ്ചേരി ബസ്റ്റാന്‍റ് അടക്കമുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഈ ഭരണസമിതിക്ക് സാധിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാട്ടിപ്പരുത്തി പഞ്ചായത്ത് എന്ന പഞ്ചായത്ത് നാമം വളാഞ്ചേരി പഞ്ചായത്ത് എന്നാക്കി മാറ്റിയത് ഈ ഭരണസമിതിയുടെ കാലത്താണ്. 1987 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മാരാത്ത് അബ്ദു ഹാജി പ്രസിഡന്‍റും, കെ.ആര്‍ ശ്രീകുമാര്‍ വൈസ് പ്രസിഡന്‍റുമായഭരണസമിതി നിലവില്‍ വന്നു. മെമ്പര്‍മാര്‍, പി.പി കുഞ്ഞുമുഹമ്മദ് ഹാജി, പി.ഹംസ, ടി.ആര്‍ കുഞ്ഞികൃഷ്ണന്‍, സി.എച്ച്. അബൂയൂസഫ് ഗുരുക്കള്‍, ചാത്തന്‍ മണി, ടി.പി മൊയ്തീന്‍കുട്ടി, കല്ലന്‍ ബീവി എന്നിവരായിരുന്നു. ഈ തെരഞ്ഞെടുപ്പുകളെല്ലാം തന്നെ തദ്ദേശ സ്വയംഭരണ വകുപ്പ് തേതൃത്വം നല്‍കിയിരുന്ന തിരഞ്ഞെടുപ്പായതിനാല്‍ 5 വര്‍ഷ കാലാവധി എന്ന സമയപരിധി നിയന്ത്രിക്കാന്‍ വകുപ്പിന് കഴിയാതെ പോന്നു. 7 വര്‍ഷം മുതല്‍ 16 വര്‍ഷം വരെ കാലാവധി നീട്ടി കൊടുത്ത് കൊണ്ടാണ് ഈ ഭരണസമിതികള്‍ മുന്നോട്ട് കൊണ്ട് പോയത്. പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നതിന് ശേഷം 1995 മുതല്‍ ഇലക്ഷന്‍ കമ്മീഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ സംസ്ഥാനത്ത് നടപ്പിലായി. 1995 ലെ തെരഞ്ഞെടുപ്പില്‍ സി.എച്ച് അബൂയൂസഫ് ഗുരുക്കള്‍ പ്രസിഡന്‍റും, യു. അബ്ദുള്‍ അസീസ് എന്ന മണി വൈസ് പ്രസിഡന്‍റും കളപ്പുലാന്‍ കുഞ്ഞാപ്പു ഹാജി, പാലാറ ഹംസ ഹാജി, ടി.സുലൈഖ, എ. നന്ദിനി. ഭവാനി ടീച്ചര്‍, ടി.പി മൊയ്തീന്‍കുട്ടി, കെ.പി പാത്തുമ്മ ടീച്ചര്‍, എം. മൊയ്തീന്‍കുട്ടി എന്ന കുഞ്ഞുട്ടി ടി. കൃഷ്ണന്‍ വൈദ്യര്‍ മൂര്‍ക്കത്ത് മുതസ്തഫ അംഗങ്ങളായ ഭരണസമിതി നിലവില്‍ വന്നത്. ഈ കാലഘട്ടത്തിലാണ് വികസന രംഗത്ത് ധാരാളം മുന്നേറ്റങ്ങള്‍ നടത്തിയത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ 73-74 ഭരണഘടനാ ഭേദഗതികളോട് കൂടി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഓട്ടേറെ അധികാരങ്ങള്‍ ലഭ്യമായ സാഹചര്യത്തില്‍ ജനകീയാസൂത്രണ പ്രസ്ഥാനമെന്ന ഗുണകരമായ മുന്നേറ്റത്തിന് സംസ്ഥാനം സാക്ഷിയായി. ജനകീയാസുത്രണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്‍റെ 40 ശതമാനം ഫണ്ടുകള്‍ വിവിധ മേഖലകളില്‍ ചെലവഴിക്കാന്‍ അവസരം ലഭ്യമായ ഭരണസമിതി ആയിരുന്നു ഇത്. പഞ്ചായത്തിന് പരമാവധി സ്വത്തുക്കള്‍ കരസ്ഥമാക്കാന്‍ ഈ കാലഘട്ടത്തില്‍ ഭരണസമിതിക്ക് കഴിഞ്ഞു. വട്ടപ്പാറയിലുള്ള വ്യവസായ കേന്ദ്രത്തിന്‍റെ സ്ഥലമെടുപ്പ്, മാലിന്യ നിക്ഷേപത്തിന് സ്വന്തമായി സ്ഥലം, സംസ്ഥാനത്തിന് തന്നെ മാതൃകയായി. വളാഞ്ചേരി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണപദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ പ്രവര്‍ത്തനം ഈ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത്. 1995 ലെ ഭരണസമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് 2000 ത്തില്‍ നിലവില്‍ വന്ന പുതിയ ഭരണസമിതി ഏറ്റെടുത്തത്. സി.എച്ച് അബൂയൂസഫ് ഗുരിക്കള്‍ വീണ്ടും പ്രസിഡന്‍റായി തെിരഞ്ഞെടുക്കുകയും ചേരിയില്‍ രാമകൃഷ്ണന്‍ വൈസ് പ്രസിഡന്‍റായും മൂര്‍ക്കത്ത് മുസ്തഫ, കോട്ടീരി ഉണ്ണികൃഷ്ണന്‍, ടി. കൃഷ്ണന്‍ വൈദ്യര്‍, ടി.പി മൊയ്തീന്‍ കുട്ടി, പി.വി ബദറുന്നീസ, പി.പി സുഹറ, സി.കൈ നാസര്‍, റൂബി ഖാലിദ്, സുബൈദ, എന്‍. വേണു. വി.പി അബ്ദുറഹിമാന്‍ എന്ന മണി, ഉഷ വി.പി ശാന്ത, പാലാറ ഉണ്ണീന്‍ എന്നിവര്‍ അംഗങ്ങളായ ഭരണസമിതിയാണ് നിലവില്‍ വന്നത്. ബസ്റ്റാന്‍റ് നവീകരണവുമായി ബന്ധപ്പെട്ട് പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍, മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സ്വരാജ് ട്രോഫി രണ്ട് തവണ ലഭ്യമായ ഈ കാലഘട്ടത്തില്‍ സമ്മാന തുകയായി ലഭിച്ച 250000 രൂപ മുടക്കി പ്രവര്‍ത്തനം ആരംഭിച്ച സ്വാരാജ് ലൈബ്രറി, 50000 രൂപ മാത്രം മുടക്കി പൊതുജനങ്ങളുടെ സംഭാവന സ്വീകരിച്ച് ബി.ഒ.ടി അടിസ്ഥാനത്തില്‍ ഒന്നര കോടി രൂപ ചെലവഴിച്ച് നാല്‍പ്പത് ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കിയ വളാഞ്ചേരി ഷോപ്പിംഗ് ക്ലോപ്ലക്സിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ബഹുമാന്യനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചത് ഈ കാലഘട്ടത്തിലാണ്. ഈ ഭരണസമിതിയുടെ അവസാന മൂന്ന് മാസക്കാലം ടി.പി മൊയ്തീന്‍കുട്ടി പ്രസിഡന്‍റായിരുന്നു. 2005 ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണ പഞ്ചായത്തായി ഇലക്ഷന്‍ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷയായി കെ.കെ ആയിഷാബിയും വൈസ്പ്രസിഡന്‍റായി പറശ്ശേരി അസൈനാറും രണ്ടര വര്‍ഷത്തിന് ശേഷം കെ.വി ഉണ്ണികൃഷ്ണനും ചുമതലയേറ്റു. പ്രസ്തുത ബോര്‍ഡില്‍ അംഗങ്ങളായി ടി.പി മൊയ്തീന്‍കുട്ടി, സി.കെ നാസര്‍, എന്‍.വേണു, തയ്യില്‍ റംല, കൃഷ്ണന്‍ എന്ന അപ്പു, മച്ചിഞ്ചേരി മൊയ്തു. ടി.ടി ബഷീര്‍, ഇന്ദിര, സി. ദാവൂദ് മാസ്റ്റര്‍, കാരപറമ്പില്‍ അബ്ബാസ്, നടക്കാവില്‍ റഫീഖ്, പി.ഷാനി ടീച്ചര്‍, പി.തിത്താച്ചുട്ടി ടീച്ചര്‍, കെ.അച്ചുതന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂന്ന് സര്‍ക്കാര്‍ സ്കൂളൂകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. സ്റ്റേഡിയം അക്വിസിഷന്‍ നടപടികള്‍ക്കും തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. 2005 ലെ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണ പഞ്ചായത്തായി ഇലക്ഷന്‍ പ്രഖ്യാപിച്ചു. പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷയായി കെ.കെ ആയിഷാബിയും വൈസ്പ്രസിഡന്‍റായി പറശ്ശേരി അസൈനാറും രണ്ടര വര്‍ഷത്തിന് ശേഷം കെ.വി ഉണ്ണികൃഷ്ണനും ചുമതലയേറ്റു. പ്രസ്തുത ബോര്‍ഡില്‍ അംഗങ്ങളായി ടി.പി മൊയ്തീന്‍കുട്ടി, സി.കെ നാസര്‍, എന്‍.വേണു, തയ്യില്‍ റംല, കൃഷ്ണന്‍ എന്ന അപ്പു, മച്ചിഞ്ചേരി മൊയ്തു. ടി.ടി ബഷീര്‍, ഇന്ദിര, സി. ദാവൂദ് മാസ്റ്റര്‍, കാരപറമ്പില്‍ അബ്ബാസ്, നടക്കാവില്‍ റഫീഖ്, പി.ഷാനി ടീച്ചര്‍, പി.തിത്താച്ചുട്ടി ടീച്ചര്‍, കെ.അച്ചുതന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിലെ പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂന്ന് സര്‍ക്കാര്‍ സ്കൂളൂകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് ചര്‍ച്ചക്ക് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. സ്റ്റേഡിയം അക്വിസിഷന്‍ നടപടികള്‍ക്കും തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. ഇന്ന് വളാഞ്ചേരി ഏറെ വളര്‍ന്നിരിക്കുന്നു. എഞ്ചിനീയറിംഗ്, സ്വാശ്രയ കോളേജ്, ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ടീച്ചേഴ്സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈസ്ക്കൂള്‍, മൂന്ന് യു.പി. സ്ക്കൂളുകള്‍, ഏഴ് എല്‍. പി. സ്ക്കൂളുകള്‍, ഗവ. ആശുപത്രികള്‍, ബ്ലോക്ക് ആപ്പീസ്, ദേശസാല്‍കൃത സ്വകാര്യ സഹകരണ ബാങ്കുകള്‍, എന്നിവയുടെ പ്രവര്‍ത്തനമുള്ള വളാഞ്ചേരി പഞ്ചായത്ത് സമ്പന്നമാണ്. നിരവധി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക സന്നദ്ധ സംഘടനകളും വളാഞ്ചേരിയുടെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നു. നമുക്ക് അഭിമാനിക്കാവുന്ന ഓട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിരവധി റോഡുകളും പാലങ്ങളും ഒക്കെയായി ഒരു മുന്‍സിപ്പല്‍ പ്രദേശമായി ഉയര്‍ത്തപ്പെട്ട ഒരു സാഹചര്യത്തിലാണ് നമ്മള്‍ 13-ാം പഞ്ചവല്‍സര പദ്ധതിയെ വരവേല്‍ക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയും കക്ഷിരാഷ്ട്രീയത്തിനതീതമായും നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അതുല്യമായ ഒരു വികസന വിപ്ലവം തീര്‍ക്കുവാന്‍ നമുക്ക് സാധിക്കും. സ്വാതന്ത്ര്യമെന്ന സ്വപ്നം പൂവണിഞ്ഞപ്പോള്‍ രാജ്യത്തിന്‍റെ വികസന സ്വപ്നത്തിന് ദിശാ ബോധം നല്‍കിയാണ് ഭാരതത്തില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഭരണഘടന മുറുകെ പിടിച്ച്കൊണ്ട് കോടാനുകോടി ജനങ്ങളുടെ സാമൂഹിക സാംസ്കാരിക ഭൗതിക മുന്നേറ്റത്തിന് നിറം പകര്‍ന്ന 12 പഞ്ചവത്സര പദ്ധതികള്‍ വിലയിരുത്തുമ്പോള്‍ വ്യാവസായിക രംഗങ്ങളിലും സാമൂഹിക സേവന രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും ഒട്ടേറെ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാന്‍ സാധിച്ചെങ്കിലും ഇപ്പോഴും വികസനം എത്തിച്ചേരാത്ത മേഖലകളും വിഭാഗങ്ങളും നമ്മുടെ പ്രദേശത്തുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോളാണ് നാം പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലേക്ക് കാലെടുത്ത് വെക്കുന്നത്. സിവില്‍ സര്‍വീസ് മേഖലയില്‍ പരിഷ്കാരം അനിവാര്യം സിവില്‍ സര്‍വീസ് മേഖലയില്‍ പരിഷ്കാരം അനിവാര്യം ന്യൂഡെല്‍ഹി: ഇന്ത്യന്‍ ബ്യൂറോക്രസി വീണ്ടും ശക്തമായ രാഷ്ട്രീയ നിരീക്ഷണത്തിനുള്ളിലാകുന്നു. പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്രതീക്ഷിത ഉത്തരവിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കമുണ്ടായിരിക്കുന്നത്. മെയ് 31 ന് അദ്ദേഹം വിരമിക്കേണ്ടിയിരുന്നു. എങ്കിലും കഴിഞ്ഞയാഴ്ച യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച സര്‍വേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കുന്നതിന് നാല് ദിവസം മുമ്പ് കേന്ദ്രം അദ്ദേഹത്തിന്‍റെ സേവന കാലാവധി മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് മേയ് 31 ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബന്ദോപാധ്യായയോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. ഇക്കാര്യത്തില്‍ വിയോജിപ്പുപ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. പിന്നീട് ദീര്‍ഘിപ്പിച്ച സേവന കാലാവധി സ്വീകരിക്കാതെ തിങ്കളാഴ്ച തന്നെ ബന്ദോപാധ്യായ വിരമിച്ചു. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ അദ്ദേഹം മമത ബാനര്‍ജിയുടെ പുതിയ പ്രധാന ഉപദേഷ്ടാവായി ചുമതലയേറ്റു. എന്നാല്‍ അതുകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. ദുരന്ത നിവാരണ നിയമപ്രകാരം ബന്ദോപാധ്യായയോട് കാരണം കാണിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു സംസ്ഥാന കേഡറിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ കേന്ദ്രത്തിലേക്ക് നിയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പേഴ്സണല്‍ ആന്‍റ് ട്രെയിനിംഗ് വകുപ്പ് നടപ്പാക്കിയിട്ടില്ലെന്ന് സംസ്ഥാനം പറയുന്നു. ബന്ദോപാധ്യായയുടെ ഡെപ്യൂട്ടേഷനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ഒരു ഒദ്യോഗിക അഭ്യര്‍ത്ഥന ഉണ്ടായിരിക്കണം. കൂടാതെ അഭ്യര്‍ത്ഥന നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശവുമുണ്ടെന്നാണ് വാദം. അതിനുശേഷം മാത്രമെ ഉത്തരവ് നടപ്പാക്കാന്‍ കഴിയു. സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും, ബംഗാള്‍ ചീഫ് സെക്രട്ടറിയെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ബാനര്‍ജിയും തമ്മിലുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ പോരാട്ടത്തില്‍ കേവലം ഒരു ഉപകരണമായാണ് കണ്ടത് എന്നവാദവും നിലനില്‍ക്കുന്നു. കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, സംസ്ഥാന കേഡറുകളില്‍ ഗണ്യമായ സിവില്‍ സര്‍വീസുകാര്‍ കേന്ദ്രസര്‍ക്കാരില്‍ നിയമനങ്ങള്‍ തേടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. സംസ്ഥാന തലത്തില്‍ സേവനത്തില്‍ തുടരാന്‍ താല്‍പ്പര്യപ്പെടുന്നു. കേന്ദ്രത്തില്‍ പോസ്റ്റിംഗുകള്‍ വളരെയധികം ആവശ്യപ്പെട്ടിരുന്ന മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. മോദി സര്‍ക്കാരിനു കീഴില്‍ ഒരു പ്രൊഫഷണല്‍ സിവില്‍ സര്‍വീസിന്‍റെ പങ്കും പദവിയും കുറഞ്ഞുവെന്ന ധാരണ വളരുന്നുവെന്നും അഭിപ്രായമുണ്ട്. രാഷ്ട്രീയക്കാരായ അധികാരികള്‍ നിയമനത്തിന്‍റെയും കൈമാറ്റത്തിന്‍റെയും അധികാരം വഹിക്കുന്നു. ഇത് ബ്യൂറോക്രസിയെ രാഷ്ട്രീയ ഇച്ഛാശക്തിയിലേക്ക് വളച്ചൊടിക്കുന്നതിന് കാരണമാകാം. കേന്ദ്ര, സംസ്ഥാന തലത്തില്‍ ഇത് നടക്കുന്നുണ്ട്. ബ്യൂറോക്രസിയുടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയവല്‍ക്കരണം അപകടകരമാണ്. അത് പ്രൊഫഷണല്‍ കഴിവുകളേക്കാളും അനുഭവപരിചയത്തേക്കാളും അതിന്‍റെ ബ്യൂറോക്രാറ്റുകളില്‍ വിശ്വസ്തതയെയും പ്രത്യയശാസ്ത്രപരമായ അടുപ്പത്തെയുമാണ് വിലമതിക്കുന്നത്. ഇവിടെ സിവില്‍ സര്‍വീസ് പരിഷ്ക്കരിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ചെറുപ്പത്തില്‍ത്തന്നെ റിക്രൂട്ട് ചെയ്യുന്നത് പ്രധാനമാണ്. പ്രായപരിധിക്ക് അപ്പുറത്തുള്ള വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നത് സര്‍വീസിന്‍റെ നിലവാരം കുറച്ചേക്കാം. അവരുടെ മനോഭാവങ്ങളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് ഇത്. രണ്ട്, റിട്ടയര്‍മെന്‍റിനു ശേഷമുള്ള നിയമനങ്ങള്‍ രാഷ്ട്രീയമോ,സര്‍ക്കാരിന്‍റെ വിവേചനാധികാരത്തിലോ ആകുമ്പോഴും താഴപ്പിഴകള്‍ സംഭവിക്കാം.അപേക്ഷകള്‍ ക്ഷണിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി തെരഞ്ഞെടുക്കാവുന്നതാണ്. പലപ്പോഴും രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് സിവില്‍ സര്‍വീസ് പലര്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. ഇതെല്ലാം പരിണിത ഫലത്തില്‍ പ്രതിഫലിക്കും. ഇക്കാലത്ത് സില്‍ സര്‍വീസ് ഘടനയിലും നിയമനത്തിലും മറ്റ് കാര്യങ്ങളിലും കാലോചിതമായ പരിഷ്ക്കാരം കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കില്‍ മമത-മോദി ഏറ്റുമുട്ടലുകള്‍ പോലെ ഇനിയും പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. അത് ഭരിക്കുന്നത് ഏത് സര്‍ക്കാരായാലും ഇക്കാര്യത്തില്‍ കുറവുണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. Previous കോണ്‍ഗ്രസ് പരാജയത്തിന്‍റെ പ്രധാന കാരണങ്ങള്‍ കലഹവും സഖ്യവുമെന്ന് പാനല്‍ Next ബംഗാളിലെ തോല്‍വി: ബിജെപിയില്‍ തര്‍ക്കം മുറുകുന്നു ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി ചെറുപ്പക്കാരെ തൊഴിൽ ദാതാക്കളാക്കുന്ന മനോഭാവത്തിലേക്കു സമൂഹം മാറണം: മുഖ്യമന്ത്രി ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി നൈപുണ്യ വികസനം കൂടുതല്‍ ശക്തമാക്കും: മന്ത്രി പി.രാജീവ് ചെറുപ്പക്കാരെ തൊഴിൽ ദാതാക്കളാക്കുന്ന മനോഭാവത്തിലേക്കു സമൂഹം മാറണം: മുഖ്യമന്ത്രി യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → എല്ലാ ഉൽപ്പന്നങ്ങളും → ചുവന്ന ദ്രാവകങ്ങൾ എല്ലാ ഉൽപ്പന്നങ്ങളും ചുവന്ന ദ്രാവകങ്ങൾ" എന്ന് ടാഗ് ചെയ്ത ഇനങ്ങൾ അടുക്കുക: ഫീച്ചർ ചെയ്ത മികച്ച വിൽപ്പന അക്ഷരമാലാക്രമത്തിൽ, AZ അക്ഷരമാലാക്രമത്തിൽ, ZA കുറഞ്ഞ, ഉയർന്ന നിരക്ക് ഉയർന്ന വില തീയതി, പഴയതിൽ നിന്ന് പുതിയത് തീയതി, പഴയതിൽ നിന്ന് പുതിയത് പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. ബംഗ്ലുരു: ദേവനഹളളിയില്‍ സെന്റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കുകയും സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ക്രിസ്തു പ്രതിമ നീക്കം ചെയ്തതില്‍ വിവാദമായി. ദേവനഹളളിയില്‍ പ്രതിമ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടി. മതസൗഹാര്‍ദം തകര്‍ക്കാനുളള ആസൂത്രിത നീക്കമെന്നും 40 വര്‍ഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉള്‍പ്പെടുന്ന നാലരയേക്കര്‍ ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പതിച്ചുതന്നതാണെന്നുമാണ് അതിരൂപത പ്രതികരിക്കുന്നത്. അതേസമയം പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ദേവനഹളളി തഹസില്‍ദാര്‍ തയ്യാറായില്ല. ക്രിസ്തുപ്രതിമയുടെ പേരില്‍ സംഘപരിവാര്‍ പ്രതിഷേധം കര്‍ണാടകത്തില്‍ രണ്ട് മാസം മുമ്പും ഉണ്ടായിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുന്നതിന് എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ഏഴ് ലോക്‌സഭ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ഐസിഎംആര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച്‌… ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍… ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു മലയാളത്തില്‍ അമ്മനടിമാര്‍ പലരുണ്ടായിട്ടുണ്ട്. എന്നാല്‍ സുകുമാരിക്കു മാത്രമായിട്ടുള്ള ചില സവിശേഷതകളാണ് അവരെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. അക്ഷരവടിവൊത്ത ഉച്ചാരണം. ഒരല്‍പം മുഴക്കമുള്ള ശബ്ദം. പ്രതിച്ഛായയെ തച്ചുതകര്‍ക്കാനുള്ള തന്റേടം. അതാണ് സുകുമാരി എന്ന നടിയെ സമാനതകളില്ലാത്ത പ്രതിഭാസമാക്കുന്നത്. മലയാളസിനിമയ്‌ക്കൊപ്പം സ്വാഭാവികമായി നടന്നതായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സിനിമയും സിനിമാഭിനയവും വളര്‍ന്നപ്പോഴും കാലത്തിനൊപ്പം സ്വയം നവീകരിച്ച് ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും ഒരു ചുവടു മുന്നിലോ ഒപ്പത്തിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധിച്ചതില്‍ അവരുടെ ധിഷണയും പ്രതിഭയും പ്രകടമാവും. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. അതുകൊണ്ടുതന്നെ ഇതരഭാഷകളിലെ നടിമാരുമായോ കഥാപാത്രങ്ങളുമായോ ഒരു താരതമ്യം പോലും സുകുമാരിയമ്മ എന്നു സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുകുമാരിയുടെ കാര്യത്തില്‍ അപ്രസക്തമാവുന്നു. അച്ഛനേക്കാളേറെ പ്രായമുണ്ടായിരുന്ന എസ്. പി. പിള്ളയോടൊപ്പം വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ആദ്യസിനിമയായ പൂച്ചയ്‌ക്കൊരുമൂക്കുത്തിയില്‍ നെടുമുടിയുടെ ഭാര്യയായും മോഹന്‍ലാലിനോടൊപ്പം സ്വപനനായികയായും അഭിനയിച്ചത്. എന്തിന് ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും. എന്തായിരുന്നു സുകുമാരിയെ സഹനടിമാരില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്ന ആ എക്‌സ് ഫാക്ടര്‍? തീര്‍ച്ചയായും മുന്‍വിധി കൂടാതെയുള്ള കഥാപാത്ര സ്വീകരണവും, അതിലേക്കുള്ള ആത്മാര്‍ത്ഥമായ തന്മയത്വവും തന്നെ. സുകുമാരിക്കു മുന്നില്‍ കഥാപാത്രങ്ങള്‍ വെല്ലുവിളിയായിട്ടേയില്ല. കഥാപാത്രങ്ങള്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്വയം കീഴടങ്ങിയിട്ടേയുള്ളൂ. സര്‍വംസഹയായ അമ്മയുടെ വേഷത്തില്‍ ഒരു നൂറുവട്ടം വെള്ളിത്തിരയിലെത്തിയിട്ടുണ്ടാവും. എന്നാല്‍ സുകുമാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുക സമശീര്‍ഷരൊന്നും െകെവയ്ക്കാന്‍ ചങ്കുറപ്പു കാണിച്ചിട്ടില്ലാത്ത ചില വേഷങ്ങളിലൂടെയാവും. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയ ഉടമ, വന്ദനത്തിലെ എന്തിനും മടിക്കാത്ത ആംഗ്‌ളോ ഇന്ത്യന്‍ വീട്ടുവേലക്കാരി, ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് മെമ്പര്‍, എന്നിഷ്ടം നിന്നിഷ്ടത്തിലെ കാക്കാത്തി, കാര്യം നിസ്സാരത്തിലെ ക്രിസ്ത്യാനി വീട്ടമ്മ, പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ ചട്ടക്കാരി മുതല്‍ ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ എത്രയോ ആംഗ്‌ളോ ഇന്ത്യന്‍ സ്ത്രീകളുടെ വേഷമിട്ടിട്ടുള്ള സുകുമാരിയുടെ ഒരു വേഷവും മറ്റൊന്നിനെപ്പോലായിരുന്നില്ല. അതുതന്നെയാണ് അവരുടെ മുഖമുദ്ര. ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായികയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. മനസ്സിനിഷ്ടമല്ലെങ്കില്‍ കൂടിയും പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരിക്കും എന്നു പാടി തച്ചോളി ഒതേനനെ വശീകരിച്ചു ഒറ്റികൊടുക്കുന്ന അകത്തമ്മയായും, വഴിവിളക്കില്‍ ഗുണ്ടാ സംഘത്തെലെവിയായും മിന്നിമറഞ്ഞ സുകുമാരിയമ്മയുടെ െവെവിദ്ധ്യം അനുകരണീയമാണ്. എന്നാല്‍, തന്റെ പരിമിതികളെ മറ്റാരേക്കാള്‍ നന്നായി തിരിച്ചറിയുകയും അതിനെ തന്നാലാവുംവിധം മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴിയാണ് അവരീ വിജയം നേടിയെടുത്തത്. ഭാഷയിലുള്ള പരിജ്ഞാനക്കുറവൊന്നും പാത്രാവിഷ്‌കാരത്തിന്റെ പരിമിതികളുടെ ഏഴതിരുകളില്‍ പോലും വച്ചുപൊറുപ്പിക്കാത്തതായിരുന്നു അവരുടെ അഭിനയെശെലി. അതുകൊണ്ടുതന്നെ അതൊന്നും ആരുമത്ര ശ്രദ്ധിക്കാതെയും പോയി. ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍ ഇവരുടെയെല്ലാം സിനിമകളില്‍ സുകുമാരി ഒരു പോയിന്റ് കൂടുതല്‍ തിളങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അസത്യമല്ല. മോഹന്‍ലാലും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. അതാണ് സുകുമാരി എന്ന അഭിനേത്രിയുടെ സുകൃതം. ഒരാഴ്ചയിലേറെയായി കോവിഡ് മരണം രേഖപ്പെടുത്താതെ യുഎഇ ഇന്ന് 70 പുതിയ കോവിഡ് കേസുകൾ മാത്രം – Dubai Vartha ഒരാഴ്ചയിലേറെയായി കോവിഡ് മരണം രേഖപ്പെടുത്താതെ യുഎഇ ഇന്ന് 70 പുതിയ കോവിഡ് കേസുകൾ മാത്രം രാജ്യത്തെ യോഗ്യരായ 100 ശതമാനത്തോളം താമസക്കാർക്കും ഒരു കോവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്, ഏതാണ്ട് 90 ശതമാനം പേരും പൂർണമായി വാക്‌സിനേഷൻ എടുത്തവരാണ്. കോവിഡ് പ്രതിദിന കേസുകളും എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഒക്ടോബർ 21 മുതൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 100 ൽ താഴെയായി തുടരുകയാണ് ഇന്ന് 2021 നവംബർ 23 ന് യുഎഇയിൽ 70 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല. 70 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 741,570 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,144 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 736,333 ആയി. യുഎഇയിൽ നിലവിൽ 3,093 സജീവ കോവിഡ് കേസുകളാണുള്ളത്. യു എ ഇയുടെ 50 – മത് ദേശീയ ദിനം ഉമ്മൽ ഖുവൈനിലും ട്രാഫിക് പിഴകളിൽ 50% ഡിസ്‌കൗണ്ട് യുഎഇയുടെ 50-ാമത് ദേശീയ ദിനം ദുബായിലേക്കെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡർ ക്രോസിംഗുകളിൽ എക്‌സ്‌പോ സൗജന്യ ടിക്കറ്റുകൾ ‘പ്രവാസികൾ യുഎഇയുടെ യാത്രയുടെ അവിഭാജ്യ ഘടകം’ ”വെല്ലുവിളികൾ ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല ” യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ ഭരണാധികാരികളുടെ വാക്കുകൾ ഇങ്ങനെ ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം AKCAF ഹ്യുമാനിറ്റേറിയൻ അംബാസിഡർ യുഎഇയിൽ ഇന്ന് 68 പുതിയ കോവിഡ് കേസുകളും 85 പേർക്ക് രോഗമുക്‌തിയും ഒരു മരണവും മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ നടത്തണം യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ് യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-01 യുഎഇയുടെ 50-ാമത് ദേശീയ ദിനം ദുബായിലേക്കെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡർ ക്രോസിംഗുകളിൽ എക്‌സ്‌പോ സൗജന്യ ടിക്കറ്റുകൾ 2021-12-01 ‘പ്രവാസികൾ യുഎഇയുടെ യാത്രയുടെ അവിഭാജ്യ ഘടകം’ ”വെല്ലുവിളികൾ ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല ” യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ ഭരണാധികാരികളുടെ വാക്കുകൾ ഇങ്ങനെ 2021-12-01 ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം AKCAF ഹ്യുമാനിറ്റേറിയൻ അംബാസിഡർ 2021-12-01 യുഎഇയിൽ ഇന്ന് 68 പുതിയ കോവിഡ് കേസുകളും 85 പേർക്ക് രോഗമുക്‌തിയും ഒരു മരണവും 2021-12-01 മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ നടത്തണം യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ് 2021-12-01 കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2021-12-01 ഒമിക്രോൺ പശ്ചാത്തലത്തില്‍ ഉത്തരവ് പിൻവലിച്ചു ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം ആരംഭിക്കില്ല 2021-12-01 സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-01 ഡിസംബർ 3 ന് യുഎഇയുടെ 50-ാം വാർഷികത്തിന്റെ സന്ദേശങ്ങളുള്ള എമിറേറ്റ്‌സ് വിമാനം താഴ്ന്ന് പറക്കും 2021-12-01 മോഫിയ ഭർതൃവീട്ടിലെ പീഡനങ്ങൾ മോഫിയ തുറന്നെഴുതിയത് 'ഐ നീഡ് ജസ്റ്റിസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ; ആത്മഹത്യക്ക് മുമ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്ന കൂട്ടുകാരികൾ എല്ലാം പൊലീസിന് കൈമാറിയതോടെ ഗാർഹിക പീഡനങ്ങൾക്ക് തെളിവുമായി പട്ടണപ്രവേശത്തിൽ താൽകാലിക സ്റ്റിയറിങ്; മൂന്നാംമുറയുടെ സെറ്റിൽ കേട്ട നീട്ടിയുള്ള പേരുവിളി ജീവിതം മാറ്റി മറിച്ചു; നരംസിംഹത്തിലെ 'ഇന്ദുചൂഢനുമായി' അരങ്ങേറ്റം; പുലിമുരുകനിലൂടെ നൂറു കോടി ക്ലബ്ബിൽ; മരയ്ക്കാറിലും 'ഡ്രൈവർ ബുദ്ധി' പാളിയില്ല; ഇഡിയുടേയും നോട്ടക്കാരൻ; ലാലിന്റെ മനസ്സ് കീഴടക്കിയ ആന്റണി പെരുമ്പാവൂർ എന്ന നക്ഷത്രത്തിന്റെ കഥ നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടും മുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം റഷ്യൻ നേവി കണ്ടെത്തും മ്യുൻപ് ബ്രിട്ടീഷ് നേവി ആ യുദ്ധവിമാനം മുങ്ങിത്തപ്പിയെടുത്തു; ബ്രിട്ടീഷ് യുദ്ധ കപ്പലിൽ നിന്നും ടേക്ക് ഓഫിനിടയിൽ കടലിൽ വീണുപോയ കൂറ്റൻ വിമാനം പൊക്കിയത് അതിസാഹസികമായി; രക്ഷാപ്രവർത്തനവും അതീവ രഹസ്യം പ്രശാന്ത് കിഷോർ പക പോക്കുന്നോ? മമതയെ മുന്നിൽ നിർത്തി യുപിഎ സഖ്യത്തെ തകർക്കാനുള്ള നീക്കം പാരയാകുന്നത് കോൺഗ്രസിന്; ശരത് പവാറിനെ കണ്ട ശേഷം മമത ബാനർജി പറഞ്ഞത് യുപിഎ സഖ്യം ഇല്ലാതായെന്ന്; മമതയുടെ ബദൽ നീക്കം കണ്ട് ചിരിക്കുന്നത് മോദിയും അമിത്ഷായും തന്നെ കൽക്കത്തയിലെ തമിഴ് കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ജേർണലിസ്റ്റായി; ഇൻഡിപെൻഡന്റ് എഡിറ്റർ പദവിയിൽ നിന്നെത്തിയത് ബി ബി സിയുടെ അവതാരകനും പ്രധാനിയുമായി; ബ്രിട്ടീഷ് രാജ കുടുംബത്തോടുള്ള വിദ്വേഷം വിവാദത്തിലായി; അമൽ രാജന്റെ പേരിൽ ബി ബി സി വമ്പൻ കുരുക്കിൽ 'ക്രിക്കറ്റ് കളിക്കാൻ' ഐപിഎൽ മോഹിപ്പിച്ചു; യുഎഇ ട്വന്റി 20 ലീഗിൽ ടീമിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ; റിലയൻസ് ഇൻഡസ്ട്രീസിനും ഫ്രാഞ്ചൈസി; ലീഗിൽ ആറ് ടീമുകൾ ജൂനിയർ ഹോക്കി ലോകകപ്പ്: ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ കീഴടക്കി ഇന്ത്യ; ജയം മറുപടിയില്ലാത്ത ഒരു ഗോളിന്; സെമിയിൽ ജർമനിയെ നേരിടും ഐ എസ് എല്ലിൽ വീണ്ടും ഗോൾമഴ; എ ടി കെ മോഹൻ ബഗാന്റെ വമ്പൊടിച്ച് മുംബൈ സിറ്റി എഫ്.സി; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ആറ് പോയിന്റോടെ മുംബൈ മുന്നിൽ ഒരു സെൽഫ് ഉൾപ്പടെ അഞ്ചു ഗോൾ; ലക്ഷദ്വീപിന്റെ പോസ്റ്റിൽ ഗോൾമഴ തീർത്ത്; സന്തോഷ്‌ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം വീടിനുള്ളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ വിഷ പാമ്പ്; പേടിച്ചരണ്ട് ഒരു കുടുംബം: വീഡിയോ കാണാം ജീപ്പ് വലിച്ചു കയറ്റാൻ കെട്ടിയ കയറിന്റെ അറ്റത്ത് പിടുത്തമിട്ട് സിംഹം; സഫാരി ജീപ്പുമായി വടംവലി നടത്തുന്ന സിംഹത്തിന്റെ വീഡിയോ കാണാം അമിത സ്വാതന്ത്ര്യം ബി ബി സിക്ക് വിനയാകും; എല്ലാ സഹകരണവും പിൻവലിച്ച് വില്യം രാജകുമാരൻ; ഐ ടി വിക്ക് ക്രിസ്ത്മസ് സന്ദേശം നൽകുന്നത് മറുപണി; ബി ബി സി വൻ കുഴപ്പത്തിൽ സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ് ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിയാം; ഉംറ ബുക്കിങ് നടത്താൻ സംവിധാനം; തിരക്കുള്ള ദിവസവും സമയവും മുൻകുട്ടി അറിയാനുള്ള ആപ്പ് പുറത്തിറങ്ങി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം ക്രിസ്തുമസിന് എക്‌സചേഞ്ച് ഓഫറൂണ്ടോ എന്ന് ശ്രീജിത്ത് വിജയൻ; എന്നെ ചതിച്ചതാണെന്ന് റബേക്ക; രസകരമായ വീഡിയോ പങ്കുവെച്ച് താരദമ്പതികൾ 'പ്രിയപ്പെട്ട ഇച്ചാക്ക, നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി മരക്കാറിന് ആശംസ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും 'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു; പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു ആശംസയുമായി മമ്മൂട്ടി 'എംഎൽഎയെ ഫിനിഷ് ചെയ്തേക്ക്; അതിന് ഒരു കോടിയോ മറ്റോ ചെലവാകും; അത് ഓകെയാണ് കർണാടകയിൽ ബിജെപി എംഎൽഎയെ വധിക്കാൻ ആസൂത്രണം നടത്തിയ കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്; അന്വേഷണം തുടങ്ങി കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിന് തിരശ്ശീല; തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി അന്തരിച്ചു; വിടവാങ്ങിയത് രാജ്യം പത്മപുരസ്‌കാരം നൽകി ആദരിച്ച പ്രതിഭ പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശ്രീനിവാസപ്രഭു അന്തരിച്ചു മദ്രാസ് കേരള സമാജത്തിന്റെ മുൻ പ്രസിഡന്റ്; വൃക്കയിൽ കല്ലുണ്ടാവുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ പ്രൊഫസർ: അന്തരിച്ച ഡോ.ടി.എം.ആർ. പണിക്കർക്ക് ആദരാഞ്ജലികൾ വടകരയിൽ നിന്നും ടെസ്ലയിലെത്തി കരിയറിന് തുടക്കം കുറിച്ച് നികിത; ഐഐടിയുടെ ടാഗുകളൊന്നുമില്ലാതെ കേരളത്തിലെ സാധാ എഞ്ചിനീയറിങ് കോളേജിൽ പഠിച്ച് ചെറുപ്രായത്തിൽ ഇലോൺ മസ്‌കിന്റെ സാമ്രാജ്യത്തിലെത്തിയ മലയാളി പെൺകുട്ടി അഭിമാനമാകുമ്പോൾ ലോകത്തിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ചവരാണ് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ വാഹനസംരംഭമായ ടെസ്ല. ബഹിരാകാശം വരെയെത്തിയ റോഡ്സ്റ്റർ കാറുകളുടെ മാതൃസ്ഥാപനമായ ടെസ്ലയെ കുറിച്ച് പുത്തൻ തലമുറയ്ക്ക് വലിയ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. അതുകൊണ്ട് പുത്തൻ തലമുറ എഞ്ചിനീയർമാരുടെ ഒരു സ്വപ്‌നമാണ് ടെസ്ലയിൽ ജോലി സമ്പാദിക്കുക എന്നത്. പലരും അതൊരു മോഹം മാത്രമായി ഉള്ളിൽ കൊണ്ടു നടക്കുമ്പോൾ ചെറുപ്രായത്തിൽ തന്നെ ടെസ്ല തന്റെ കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു മിടുമിടുക്കി. കോഴിക്കോട് വടകര സ്വദേശിയായ നികിത മല്യയാണ് ചെറുപ്രായത്തിൽ ടെസ് ലയിൽ തന്റെ ആദ്യ ജോലി സമ്പാദിച്ച് കരിയറിന് തുടക്കം കുറിച്ചത്. വടകര പത്മശ്രീയിൽ ഡോക്ടർ ദമ്പതിമാരായ സുബ്രഹ്മണ്യ മല്യയുടെയും ലതാ സുബ്രമണ്യയുടെയും മകളായ നികിത പത്താംക്ലാസ് വരെ വടകര റാണി പബ്ലിക് സ്‌കൂളിലും തുടർന്ന് ഹയർസെക്കൻഡറി തലത്തിൽ തൃശൂർ നിർമല മാതാ സെൻട്രൽ സ്‌കൂളിലുമാണ് പഠിച്ചത്. തുടർന്ന് മോഡൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് പഠനത്തിനായി നികിത ചേർന്നു. 2019ൽ ബിരുദം പൂർത്തീകരിച്ചു.എന്നാൽ അതിനും ഒരു വർഷം മുൻപ് തന്നെ സാങ്കേതിക മേഖലയിൽ തന്റേതായ അടയാളം നികിത നൽകിയിരുന്നു. 2018ൽ യുഎസിലെ ടെക്‌സസിൽ നടന്ന ഗ്രേസ് ഹോപ്പർ കോൺഫറൻസിൽ പങ്കെടുത്തതാണ് നികിതയുടെ കരിയറിൽ വഴിത്തിരിവായത്. സാങ്കേതിക രംഗത്തെ വനിതകൾക്കായുള്ള ലോകത്തെ ഏറ്റവും വലിയ കോൺഫറൻസാണ് ഗ്രേസ് ഹോപ്പർ. ഇന്ത്യയിൽ നിന്ന് ഈ കോൺഫറൻസിലേക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളിൽ ഒരാൾ നികിതയായിരുന്നു. ഇതിന്റെ ഭാഗമായി സ്‌കോളർഷിപ്പും ലഭിച്ചു. വീട്ടിൽ നിന്നു യുഎസിലെ യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്രാച്ചെലവു മുതൽ മറ്റനേകം ചെലവുകളും സ്‌റ്റൈപ്പൻഡും ഈ സ്‌കോളർഷിപ്പിന്റെ ഭാഗമായി ലഭിച്ചു. ഈ കോൺഫറൻസ് വലിയ എക്‌സ്‌പോഷറാണു നികിതയ്ക്കു നൽകിയത്. ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, ഫേസ്‌ബുക് സ്ഥാപകൻ മാർക് സൂക്കർബർഗിന്റെ ഭാര്യ പ്രിസില ചാൻ എന്നിവരെ അടുത്തു കണ്ട് പരിചയപ്പെടാനും ഇതിലൂടെ സാധിച്ചു. ഇതിനിടെ ഹാർവഡ് സർവകലാശാലയുടെ കോൺഫറൻസിലും പങ്കെടുത്തു. ഹാർവഡ് പ്രോജക്ട് ഫോർ ഏഷ്യൻ ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് എന്നായിരുന്നു ഇതിന്റെ പേര്. അമേരിക്കയിലെ മുൻനിര സർവകലാശാലകളുടെ കൂട്ടായ്മയായ 'ഐവി ലീഗിലെ' കൊളംബിയ സർവ്വകലാശാലയുടെ എൻജിനീയറിങ് സ്‌കൂൾ, കൊളംബിയ ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിലായാണ് നികിത മാസ്റ്റേഴ്‌സ് പഠനം പൂർത്തീകരിച്ചത്. പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ് കണ്ടെത്താനായി നികിത ഒരുപാട് ബുദ്ധിമുട്ടി. കോവിഡ് ഇതിനിടെ പിടിമുറുക്കിയതാണ് കാരണമായത്. ഗൂഗിൾ ഉൾപ്പെടെ 150 ൽ ഏറെ സ്ഥാപനങ്ങളിലേക്ക് ഇന്റേൺഷിപ്പിനായി അപേക്ഷകൾ അയച്ചു. ഗൂഗിളിൽ ഇന്റർവ്യൂ ഘട്ടം വരെയെത്തിയെങ്കിലും ഇന്റർവ്യൂ വിജയിച്ചില്ല. ഒടുവിൽ വിധി പോലെ ടെസ്ലയിൽ നിന്നും വിളി വരികയായിരുന്നു. ബിറ്റ്കോയിൻ വ്യാപാരം 50,000 ഡോളറായി ഉയർന്നു ഇന്ത്യൻ നിരത്ത് പിടിക്കാൻ അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല ഈജിപ്തും ഖത്തറും പോർച്ചുഗലും മസ്‌കിനേക്കാൾ ദരിദ്രർ ഡ്രൈവറില്ലാതെ കാറിൽ കൈയുംകെട്ടി യാത്ര ചെയ്യാമെന്ന മോഹത്തിനു വൻ തിരിച്ചടി സ്പേസ് എക്സ് ഹിറ്റായതോടെ എലോൺ മസ്‌കിന്റെ സ്വത്ത് ഉയർന്നു മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ വിമുക്ത ഭടന്മാരുടെ സംസ്‌കാര ചടങ്ങിൽ സേനാ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണം; ഉത്തരവിറക്കി സിആർപിഎഫ് ഗർഭിണിയായ യുവതി കുളത്തിൽ മരിച്ച നിലയിൽ; മരണത്തിന് കാരണം ഭർത്താവിന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിച്ച് മർദ്ദനം; രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സ്ത്രീയെ പിന്നാലെ എത്തിയും മർദ്ദിച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ: സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ ആശങ്ക പടർത്തി ഒമിക്രോൺ യുഎഇയിലും സ്ഥിരീകരിച്ചു; കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയിൽ: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഗൾഫ് മേഖല റോഡിലൂടെ നടന്നു പോയ പെൺകുട്ടികളെ ശല്യപ്പെടുത്തി; യുവാവിനെ മലർത്തിയടിച്ച് പൊലീസിന് കൈമാറി കരാട്ടേ ഗേൾ ലക്ഷ്മി തലശേരിയിൽ യുവമോർച്ച മഹാറാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ; ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു പെട്രോളിയം ഉൽപന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ല; പ്രധാന വരുമാനമാർഗം; ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ പെരിയ ഇരട്ടക്കൊല കേസ്: അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരുമെന്ന് കെ സുധാകരൻ വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടും; ഭൂമി രേഖകൾ റവന്യു വകുപ്പിന് കൈമാറാനും ധാരണയായെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ മുഖ്യമന്ത്രി ഏകാധിപതി! ചോദ്യം ചെയ്യാൻ സംസ്ഥാനത്ത് എംഎൽഎമാരും മന്ത്രിമാരുമില്ലാത്ത അവസ്ഥ; കെ കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാൽ എന്തായിരുന്നു കുഴപ്പം? വി.ശിവൻകുട്ടിയും വീണാ ജോർജും മന്ത്രിമാരായി പരാജയം; പിണറായി വിജയനെതിരെ വിമർശനവുമായി സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനം റഷ്യൻ നേവി കണ്ടെത്തും മ്യുൻപ് ബ്രിട്ടീഷ് നേവി ആ യുദ്ധവിമാനം മുങ്ങിത്തപ്പിയെടുത്തു; ബ്രിട്ടീഷ് യുദ്ധ കപ്പലിൽ നിന്നും ടേക്ക് ഓഫിനിടയിൽ കടലിൽ വീണുപോയ കൂറ്റൻ വിമാനം പൊക്കിയത് അതിസാഹസികമായി; രക്ഷാപ്രവർത്തനവും അതീവ രഹസ്യം മോഫിയ ഭർതൃവീട്ടിലെ പീഡനങ്ങൾ മോഫിയ തുറന്നെഴുതിയത് 'ഐ നീഡ് ജസ്റ്റിസ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ; ആത്മഹത്യക്ക് മുമ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; സ്‌ക്രീൻ ഷോട്ട് സൂക്ഷിച്ചിരുന്ന കൂട്ടുകാരികൾ എല്ലാം പൊലീസിന് കൈമാറിയതോടെ ഗാർഹിക പീഡനങ്ങൾക്ക് തെളിവുമായി ഒടുവിൽ ലോകാരോഗ്യ സംഘടനയ്ക്ക് വെളിപാട്; ആശങ്കയെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ലോകാരോഗ്യ സംഘടന പറയുന്നത് ഡെൽറ്റയേക്കാൾ പാവമാണ് ഓമിക്രോൺ എന്ന്; മരണവുമില്ല, വാക്സിനും ഉണ്ട്; പിന്നെന്തിനു പേടിക്കുന്നു എന്ന് ചോദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് പ്രശാന്ത് കിഷോർ പക പോക്കുന്നോ? മമതയെ മുന്നിൽ നിർത്തി യുപിഎ സഖ്യത്തെ തകർക്കാനുള്ള നീക്കം പാരയാകുന്നത് കോൺഗ്രസിന്; ശരത് പവാറിനെ കണ്ട ശേഷം മമത ബാനർജി പറഞ്ഞത് യുപിഎ സഖ്യം ഇല്ലാതായെന്ന്; മമതയുടെ ബദൽ നീക്കം കണ്ട് ചിരിക്കുന്നത് മോദിയും അമിത്ഷായും തന്നെ പട്ടണപ്രവേശത്തിൽ താൽകാലിക സ്റ്റിയറിങ്; മൂന്നാംമുറയുടെ സെറ്റിൽ കേട്ട നീട്ടിയുള്ള പേരുവിളി ജീവിതം മാറ്റി മറിച്ചു; നരംസിംഹത്തിലെ 'ഇന്ദുചൂഢനുമായി' അരങ്ങേറ്റം; പുലിമുരുകനിലൂടെ നൂറു കോടി ക്ലബ്ബിൽ; മരയ്ക്കാറിലും 'ഡ്രൈവർ ബുദ്ധി' പാളിയില്ല; ഇഡിയുടേയും നോട്ടക്കാരൻ; ലാലിന്റെ മനസ്സ് കീഴടക്കിയ ആന്റണി പെരുമ്പാവൂർ എന്ന നക്ഷത്രത്തിന്റെ കഥ നിയന്ത്രണങ്ങൾ വന്നാൽ ഉണ്ടാകുന്ന പ്രതിസന്ധി സമാനതകളില്ലാത്തത്; സഹകരണമേഖലയിലെ നിയന്ത്രണത്തിൽ റിസർവ് ബാങ്കുമായി തുറന്നപോരിന് സംസ്ഥാനം; നിയമപോരാട്ടത്തിന് ഉപദേശങ്ങൾ തേടി നിയമവിദഗ്ധരുമായി കൂടിക്കാഴ്‌ച്ച ഇന്ന്; സഹകരണത്തിലെ പോരാട്ടത്തിന് മറ്റ് സംസ്ഥാനങ്ങളുടെ 'സഹകരണ'വും തേടും വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് ഡി വൈ എഫ് ഐയുടെ ആരോപണം; യുവമോർച്ചയ്ക്ക് മറുപടിയുമായി എസ്.ഡി.പി.ഐയും പ്രകടനത്തിന്; തലശേരിയിൽ സ്‌ഫോടനാത്മക സാഹചര്യം വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന രാജ്യത്തെ ആദ്യ വിമാനകമ്പനിയാകാൻ ടാറ്റ; സിയാലിന്റെ എയർ ഇന്ത്യക്കുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കും; ടാറ്റയ്ക്ക് ലഭിക്കുക എയർഇന്ത്യക്കുള്ള മൂന്നു ശതമാനം ഓഹരികൾ; ടാറ്റക്ക് ഗുണമാകുന്നത് കേന്ദ്രസർക്കാറുമായുള്ള കരാർ ഹിന്ദു നാടാർക്ക് സംവരണം ഉണ്ട്; സി എസ് ഐ സഭയിലും ലാറ്റിൻ പള്ളിയിൽ പോകുന്നവർക്കും ആനുകൂല്യം ലഭിക്കും; സംവരണ ഉത്തരവ് പിൻവലിച്ചതോടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഇതര സഭകളിലെ വിശ്വാസികൾക്ക്; ആ നാടാർ സംവരണ ഉത്തരവ് വോട്ട് തട്ടാനുള്ള തന്ത്രമോ? പ്രതിഷേധിച്ച് നാടാർ സർവീസ് ഫെഡറേഷൻ എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട് സത്യത്തിൽ തോളിന്റെ ചരിവ് ഒരു മാന്യുഫാക്ച്വറിങ്ങ് ഡിഫ്ക്ടാണ് തോൾചെരിവിന്റെ രഹസ്യം പറഞ്ഞ് മോഹൻലാൽ; മരക്കാറിലെ താനെഴുതിയ വരികൾ ലാലിന്റെ ശരീരപ്രകൃതയെക്കുറിച്ചാണെന്ന് പ്രിയനും സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമ ചോദിച്ചിട്ടുണ്ട്! കന്യാസ്ത്രീയുടേത് ആത്മഹത്യയെന്ന് വരുത്താൻ മഠത്തിനുള്ളത് ഈ തെളിവ്; സിസ്റ്റർ മേരി മേഴ്‌സിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും; ഫ്രാങ്കോ മുളയ്ക്കൽ സർവ്വ ശക്തനായ ജലന്തറിൽ സംഭവിച്ചത് എന്ത്? ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകം അഫ്രിക്കയെ വെറുതെ കുറ്റം പറയരുത്; മൂന്ന് ഡോസ് വാക്സിൻ എടുത്ത് ഇസ്രയേലി ഡോക്ടർക്ക് ഓമിക്രോൺ പിടിച്ചത് ലണ്ടനിൽ വച്ച്; സ്‌കോട്ട്ലാൻഡിലെ 9 കേസുകൾക്കും ദക്ഷിണാഫ്രിക്കൻ ബന്ധമില്ല; പുതിയ വകഭേദം ലോകമെങ്ങും എത്തിക്കഴിഞ്ഞു പീഡനം നടക്കുമ്പോൾ ഒന്നാം പ്രതി പരാതിക്കാരിയുടെ ടവർ ലൊക്കേഷനില്ല; സജിമോനെ കുടുക്കിയതെന്ന വാദവുമായി ഒരു വിഭാഗം; പ്രതിപ്പട്ടികയ്ക്ക് പിന്നിൽ സിപിഎമ്മിലെ ശക്തമായ വിഭാഗീയത; തിരുവല്ല പീഡന വിവാദത്തിൽ ട്വിസ്റ്റ്! വിഡിയോ പ്രചരിച്ച് കുടുങ്ങിയ അടുത്ത ആഴ്ച വിവാഹം നടക്കേണ്ട മനു ഒളിവിലും അതിവേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന മാന്യമായ സ്വഭാവം; എന്റെ കൂട്ടുകാരൻ സഹായിക്കാൻ പോയി കുടുങ്ങിയ പഞ്ച പാവം! ആ ഔഡിക്കാറുടമ അന്ന് പറഞ്ഞത് എല്ലാം പച്ചക്കള്ളം; ഒരു ഡസനോളം ഗർഭനിരോധന ഉറകളും കിടക്കയും ബാറും; ആ നക്ഷത്ര വേശ്യാലയ കാറിൽ ഫെബി ജോണും കുടുക്കിൽ റഹ്മാനേയും ആഷിഖിനേയും മദ്യത്തിൽ മയക്കി; മോഡലുകളെ ആഫ്റ്റർ പാർട്ടിയിലെത്തിക്കാൻ ശ്രമിച്ചത് ദുരുദ്ദേശത്തോടെ; യുവതികളെ കെണിയിലാക്കി ബ്ലാക് മെയിൽ ചെയ്യാനും സംവിധാനമൊരുക്കി; ആ അപകടത്തിന്റെ ആസൂത്രകൻ സൈജു തങ്കച്ചനെങ്കിൽ യഥാർത്ഥ വില്ലൻ റോയ് വയലാട്ട് തന്നെ; മോഡലുകൾക്ക് നീതി കിട്ടിയേക്കും പെരുമഴയത്ത് അപ്രതീക്ഷിതമായി ലാൽ എത്തിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും മറികടന്ന ആവേശം; തിയേറ്ററിനുള്ളിൽ പാട്ടിനൊപ്പം നൃത്തം ചെയ്തത് മഴയിൽ നനഞ്ഞ കുളിരോടെ; ഉത്സവ പറമ്പായി കൊച്ചിയിലെ ആ തിയേറ്റർ; നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടി ഇങ്ങോട്ട് മാറ്റിയോ എന്ന് ചോദിപ്പിച്ച ലഹരി! മരയ്ക്കാറിലും നിറയുന്നത് ക്ലാസ് ഒന്നിൽ പിഴച്ചാൽ മൂന്ന്! ഫാൻസ് ഷോയിൽ സൂപ്പർതാരവും ഭാര്യയും; തിയേറ്ററിൽ ആരാധക ആവേശവും; കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്ന തുടക്കം; റിസർവ്വേഷനിലൂടെ നേടിയത് 100 കോടി; ലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ ആളെ നിറച്ചു; അതിഗംഭീര ക്ലാസ് എന്ന് ഫാൻസ് റിപ്പോർട്ട് വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിച്ച് മർദ്ദനം; രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ സ്ത്രീയെ പിന്നാലെ എത്തിയും മർദ്ദിച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ: സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു ഒന്നിൽ പിഴച്ചാൽ മൂന്ന്! ഫാൻസ് ഷോയിൽ സൂപ്പർതാരവും ഭാര്യയും; തിയേറ്ററിൽ ആരാധക ആവേശവും; കോവിഡിൽ രണ്ടു തവണ തെറ്റിയ റിലീസിന് സ്വപ്ന തുടക്കം; റിസർവ്വേഷനിലൂടെ നേടിയത് 100 കോടി; ലാലിന്റെ മരയ്ക്കാർ തിയേറ്ററിൽ ആളെ നിറച്ചു; അതിഗംഭീര ക്ലാസ് എന്ന് ഫാൻസ് റിപ്പോർട്ട് പെരുമഴയത്ത് അപ്രതീക്ഷിതമായി ലാൽ എത്തിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും മറികടന്ന ആവേശം; തിയേറ്ററിനുള്ളിൽ പാട്ടിനൊപ്പം നൃത്തം ചെയ്തത് മഴയിൽ നനഞ്ഞ കുളിരോടെ; ഉത്സവ പറമ്പായി കൊച്ചിയിലെ ആ തിയേറ്റർ; നമ്പർ 18 ഹോട്ടലിലെ നിശാപാർട്ടി ഇങ്ങോട്ട് മാറ്റിയോ എന്ന് ചോദിപ്പിച്ച ലഹരി! മരയ്ക്കാറിലും നിറയുന്നത് ക്ലാസ് തലശേരിയിൽ യുവമോർച്ച മഹാറാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ; ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു അതിവേഗത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്ന മാന്യമായ സ്വഭാവം; എന്റെ കൂട്ടുകാരൻ സഹായിക്കാൻ പോയി കുടുങ്ങിയ പഞ്ച പാവം! ആ ഔഡിക്കാറുടമ അന്ന് പറഞ്ഞത് എല്ലാം പച്ചക്കള്ളം; ഒരു ഡസനോളം ഗർഭനിരോധന ഉറകളും കിടക്കയും ബാറും; ആ നക്ഷത്ര വേശ്യാലയ കാറിൽ ഫെബി ജോണും കുടുക്കിൽ കോടതിയിൽ എത്തിക്കുന്നതിനു മുമ്പ് എസ്‌ഐയോട് എനിക്ക് ഒന്ന് സംസാരിക്കണമെന്ന് അബ്കാരി കേസിലെ പ്രതി; തുടർന്ന് കണ്ടത് കേരള പൊലീസിന്റെ മറ്റൊരു മുഖം; ബദിയടുക്ക എസ്‌ഐ വിനോദ് കുമാറും ടീമുമാണ് യഥാർത്ഥ ജനമൈത്രി പൊലീസ്: കഥ ഇങ്ങനെ ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ സീറോ മലബാർ സഭ ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും സാമ്പത്തിക കുരുക്കിൽ; 7 കോടിയിൽ അധികം ബാധ്യത കാട്ടി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്ര പരസ്യം; ആർച്ച് ബിഷപ്പ് സാമ്പത്തിക കെണിയിൽ കുടുങ്ങിയത് ഫോളോ മീ ചാനലിന്റെ പേട്രൺ എന്ന നിലയിൽ; വഞ്ചനാ കുറ്റത്തിന് കേസെടുത്താൽ മാർ പെരുന്തോട്ടവും പ്രതിയാകും; സഭയെ ഉലച്ച് വീണ്ടും വിവാദം റഹ്മാനേയും ആഷിഖിനേയും മദ്യത്തിൽ മയക്കി; മോഡലുകളെ ആഫ്റ്റർ പാർട്ടിയിലെത്തിക്കാൻ ശ്രമിച്ചത് ദുരുദ്ദേശത്തോടെ; യുവതികളെ കെണിയിലാക്കി ബ്ലാക് മെയിൽ ചെയ്യാനും സംവിധാനമൊരുക്കി; ആ അപകടത്തിന്റെ ആസൂത്രകൻ സൈജു തങ്കച്ചനെങ്കിൽ യഥാർത്ഥ വില്ലൻ റോയ് വയലാട്ട് തന്നെ; മോഡലുകൾക്ക് നീതി കിട്ടിയേക്കും കൽക്കത്തയിലെ തമിഴ് കുടുംബത്തിൽ ജനിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ ജേർണലിസ്റ്റായി; ഇൻഡിപെൻഡന്റ് എഡിറ്റർ പദവിയിൽ നിന്നെത്തിയത് ബി ബി സിയുടെ അവതാരകനും പ്രധാനിയുമായി; ബ്രിട്ടീഷ് രാജ കുടുംബത്തോടുള്ള വിദ്വേഷം വിവാദത്തിലായി; അമൽ രാജന്റെ പേരിൽ ബി ബി സി വമ്പൻ കുരുക്കിൽ ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ വലിയ ഡോക്ടർ ആണ്; പറഞ്ഞിട്ട് എന്ത് കാര്യം; കയ്യിലിരിപ്പ് ശരിയല്ല; ഒടുവിൽ എല്ലാം ജനം കണ്ടു; പിന്നാലെ അറസ്റ്റും കേസും; മംഗ്‌ളുരുവിലെ ഡോക്ടർ രത്‌നാകർ കുടുങ്ങുമ്പോൾ വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം! എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം 'ഞങ്ങടെ അമ്മയുടെ കല്യാണം; കേൾക്കുന്നവർക്ക് തമാശ ആവാം; കുറ്റപ്പെടുത്തലുകൾ ആവാം; കളിയാക്കൽ ആവാം; വിവരമുള്ളവർക്കു ഇത് ഒരു വലിയ 'ശരി 'ആവും സമൂഹത്തെ ഭയക്കാതെ അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ മൻഫിയക്ക് മോഡലിംഗും ഇഷ്ടമേഖല; വീട്ടിൽ നിന്നും പോയത് ഇടപ്പള്ളിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന്; പുലർച്ചെ നാലു മണിക്ക് വീട്ടുകാർ കേൾക്കുന്നത് മൻഫിയയുടെ മരണവാർത്ത; നൈറ്റ് ഡ്രൈവിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നവർ മദ്യലഹരിയിലും; കാർ അപകടത്തിൽ പെട്ടശേഷം സുഹൃത്ത് മുങ്ങിയതെന്തിന്? ഒരു വീഡിയോ അയച്ചിട്ടുണ്ട് റൊമാന്റിക് മുമ്പ് കണ്ടിട്ടുണ്ടോ? നിനക്കിഷ്ടം സോഫ്റ്റ് പോണോ ഹാർഡ് പോണോ? സോഫ്റ്റ് മുമ്പ് കണ്ടിട്ടില്ലേ? മനസിന്റെ വിഷമം മാറ്റാൻ സ്വയം ഭോഗം ചെയ്താൽ മതി എന്ന് ഉപദേശം; കോഴിക്കോട്ടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എതിരെ മീ ടു ആരോപണവുമായി യുവതികൾ ചായക്ക് 20ഉം പെഗ് മദ്യത്തിന് 40രൂപയുമായി ഒരു കൊച്ചു നാട്! ബിജെപി ഭരിച്ചിട്ടും ബീഫ് നിരോധനമില്ല; ആഡംബര നൗകകളിൽ നൃത്തവും സംഗീതവുമായി ആഘോഷ രാവ്; പ്രതിവർഷം നികുതിയായി നൽകുന്നത് 200 കോടി; ജോലി നൽകുന്നത് അയ്യായിരത്തോളം പേർക്ക്; എന്നിട്ടും നിരോധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ; കോടികൾ ഒഴുകുന്ന ഗോവൻ 'കാസിനോ രാഷ്ട്രീയത്തിന്റെ' കഥ മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി കാമിലയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജോ ബൈഡൻ നിർത്താതെ കീഴ്ശ്വാസം വിട്ടു; മുഖം വിളറിയെങ്കിലും അറിയാതിരിക്കാൻ സംസാരം തുടർന്നു; അമേരിക്കൻ പ്രസിഡണ്ടിന്റെ കീഴ്ശ്വാസം പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ സാമുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള കാലഘട്ടം ‘സംസ്കാരങ്ങള്‍‘ തമ്മിലുള്ള പോര്‍വിളികളും യുദ്ധങ്ങളുമായിരിക്കുമെന്ന്.അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം പിന്നീട് എല്ലാ അര്‍ത്ഥത്തിലും പുലരുകയാണുണ്ടായത്.ഇസ്ലാം എന്ന സംസ്കാരം ഒരു ഭാഗത്തും ജൂതരും,ക്രിസ്ത്യാനികളും ഭൂരിപക്ഷമുള്ള പാശ്ചാത്യര്‍ മറുഭാഗത്തും നിന്ന് കൊണ്ടുള്ള സംസ്കാരിക സംഘട്ടനം!! അത്തരം ഒരു സംഘട്ടനം കണ്മുന്നില്‍ കണുന്ന പോലെ നാം ഓരോരുത്തരും ഇന്നിന്റെ കാലത്ത് കാണുകയാണ്,അനുഭവിച്ചറിയുകയാണ്.അത്തരം സംഘട്ടനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നാം ഓരോരുത്തരും അതീവ തല്പരരാണെന്ന് സോഷ്യല്‍ സൈറ്റുകളിലെ തുറന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ തെളിയിക്കുന്നു.പക്ഷെ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും അവസാനിക്കുക പരസ്പരം പഴിചാരിയും മറ്റുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ കണ്ടതും,പങ്കെടുത്തതുമായ ചര്‍ച്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് എഴുതാന്‍ ശ്രമിക്കുന്നതാണ് “ജൂതര്‍ അഥവാ “ചതി” ക്കപ്പെട്ടവര്‍ എന്ന തലക്കെട്ടിന്റെ കീഴില്‍ നിന്നും.ഒരു പാട് തെറ്റുകളും ,കുറ്റങ്ങളുമുണ്ടാകും അവയൊക്കെ തിരുത്തി തരണമെന്നും,ചൂണ്ടിക്കാണിച്ച് തരണമെന്നും തുടക്കത്തിലേ ഓര്‍മ്മപ്പെടുത്തട്ടേ.. ഇസ്ലാമിലെ പ്രധാനപ്പെട്ട പ്രവാചകനാണ് ഇബ്രാഹീം നബി .ബൈബിളില്‍ ഈ പ്രവാചകനെ അബ്രഹാം എന്ന് വിളിക്കുന്നു.(ജനനം ബി സി 1861 നും 1900 നും ഇടയില്‍) എന്ന് കരുതപ്പെടുന്നു.ബിംബാരാധാകനും ,ബിംബക്കച്ചവടക്കാരനുമായ ;ആസര്‍‘ എന്നയാളാണ് പിതാവ്. പ്രവാചകന്മാരായ ഇസ്മായേല്‍,ഇസ്ഹാഖ് എന്നിവര്‍ പുത്രന്മാരാണ്.പ്രവാചകന്‍ മാരുടെ പിതാവ് എന്നാണ് ഇബ്രാഹീമിനെ അറിയപ്പെടുന്നത്.തന്റെ രണ്ട് മക്കളും പ്രവാചകന്മാരായിരുന്നു.“ഖലീലുല്ലാഹ്“(അല്ലാഹുവിന്റെ സുഹൃത്ത്) അല്ലെങ്കില്‍ ‘ബ്റാഹീം‘ എന്നാണ് ഇബ്രാഹീം നബിയെ വിശേഷിപ്പിക്കാറുള്ളത്.ഇസ്ലാം മതവും ക്രിസ്തുമതവും ജൂത മതവും ഇബ്രാഹീമിനെ പ്രവാചകനായി അംഗീകരിക്കുന്നതിനാല്‍ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും ‘അബ്രഹമിക്’ മതങ്ങള്‍ എന്ന് അറിയപ്പെടാറുണ്ട്.ഇബ്രാഹീം നബിയും അദ്ദേഹത്തിന്റെ പുത്രനായ ഇസ്മായേലും കൂടി ചേര്‍ന്നാണ് മക്കയിലെ കഅബാലയം പണിതീര്‍ത്തത് എന്ന് ഖുറാനില്‍ പറയുന്നു(അദ്ധ്യായം 2 വചനം 125) രണ്ട് മക്കളുള്ള ഇബ്രാഹീമിനു രണ്ട് പത്നിമാരും ഉണ്ടായിട്ടുണ്ട് എന്നാണ് അറിയപ്പെടുന്നത്.പ്രവാചകന്‍ ഇബ്രാഹീമിനു സാറയിലുണ്ടായ പുത്രന്‍ ഇസ്ഹാഖ്.ഹാജറയില്‍(ഹാഗാര്‍)ലുണ്ടായ പുത്രന്‍ ഇസ്മായേല്‍.ബൈബിള്‍ വിവരണ പ്രകാരം ഇബ്രാഹീമിനു നൂറു വയസ്സുള്ളപ്പോളാണ് സാറയില്‍ ഇസ്ഹാഖ്(ഇഷാഖ്,യീസേഖ്) ജനിക്കുന്നത്.അതിനു മുമ്പ് ഹാഗറില്‍(ഹാജറയില്‍) ഇസ്മായേല്‍ ജനിച്ചു. ഇസ്മായേല്‍ നബിയുടെ പരമ്പരയിലാണു മുഹമ്മദ് നബി (സ).ഇഷാഖ് നബിയുടെ പുത്രനായ യാക്കൂബ്(യാക്കോബ്,ജേക്കബ്)നബിയുടെ പരമ്പരയായി നസ്രാണികളും,ജൂതന്മാരും.യാക്കൂബ് നബിയുടെ മറ്റൊരു പേരാണ് “ഇസ്രായേല്‍” മാലാഖയുമായി മലപിടുത്തത്തില്‍ ഏര്‍പ്പെട്ട വിജയിച്ച യാക്കൂബിനെ “ദൈവത്തെ അതി ജയിച്ചവന്‍” എന്ന് അര്‍ത്ഥം വരുന്ന ഇസ്രായേല്‍ എന്ന് വിളിക്കപ്പെട്ടു എന്ന് ബൈബിള്‍ പ്രകാരം പറയുന്നു.എന്നാലിത് കേവലക്കെട്ടുകഥയാണെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഖുറാനില്‍ ബനൂ ഇസ്രായേല്‍ എന്നാണ് ജൂതരെ അഭിസംബോധന ചെയ്യുന്നത്.(യാക്കൂബ് നബിയുടെ സന്താനങ്ങളേയെന്ന്) യാക്കൂബ് പ്രവാചകനു ശേഷം നിരവധി പ്രവാചകന്മാര്‍ ജൂതന്മാരില്‍ അവതരിച്ചിട്ടുണ്ട് അതില്‍ പ്രമുഖനാണ് ‘മൂസ‘ അഥവാ ബൈബിളിലെ ‘മോസസ്‘.അയ്യൂബ് നബി,ഷുഐബ് നബി,യൂസുഫ് നബി എന്നിവര്‍ക്ക് ശേഷമാണ് മൂസാനബിയുടെ കാലഘട്ടം.ഈജിപ്തിലെ അന്നത്തെ ഭരണാധികാരിയായ ഫറോവ ചക്രവര്‍ത്തിമാരില്‍ നിന്നും ക്രൂരത അനുഭവിക്കേണ്ടി വന്ന കാലത്താണ് മൂസാ നബിയുടെ ജനനം. ലോകത്ത് ആള്‍ ബലം കൊണ്ട് തുച്ചമായവരാണ് ജൂത വിഭാഗം എന്നാല്‍ സാന്നിധ്യം കൊണ്ട് കരുത്തറിയിച്ചവരും.ലോക ജനസംഖ്യയുടെ ഒരു ശതമാനം പോലുമില്ലാത്ത ഈ വിഭാഗം രാഷ്ട്രീയ -സാമൂഹിക -ശാസ്ത്ര മേഖലകളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത് എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.ശാസ്ത്രഞ്ജ്യന്‍ ഐസക് ന്യൂട്ടണ്‍ മുതല്‍ സിനിമാ നടി എലിസബത്ത് ടൈലര്‍ വരെ ജൂത മത വിഭാഗക്കാരാണ്.എന്തിനേറെ ഫൈസ്ബുക്കിന്റെ മുതലാളി സൂക്കര്‍ ബര്‍ഗും ഒരു ജൂത മതത്തില്‍ പെട്ടവനാണ് പക്ഷെ നിരീശ്വര വാദിയായിട്ടാണ് സൂക്കര്‍ അറിയപ്പെടുന്നത്. ജൂതരെ യൂറോപ്പില്‍ നിന്നും തുടച്ച നീക്കാന്‍ അന്നത്തെ ഭരണാധികാരികളും,പുരോഹിതന്മാരും മുന്നോട്ട് വെച്ച കാരണങ്ങളിലൊന്നായിരുന്നു അവര്‍ “പലിശക്കാരാണ്”!!അക്കാലത്ത് പലിശ എന്ന സംബ്രദായം ക്രിസ്ത്യന്‍ മതത്തിലും വ്യഭിചാരത്തെ പോലെ,കൊള്ളയെ പോലെ സമൂഹത്തിലെ നികൃഷ്ടമായ കാര്യമായിരുന്നു.(ആ നിയമങ്ങളൊക്കെ പിന്നീട് മാറ്റപ്പെട്ടതായി കാണുന്നത്) അക്കാലത്ത് ഇറങ്ങിയ നോവലുകളിലും,കഥകളിലും യൂറോപ്പില്‍ അവരുടെ പല ചെയ്തികള്‍ കാരണം അവര്‍ക്ക് ക്രൂരതയുടെ മുഖമാണ് കൊടുത്തത്.വില്ല്യം ഷേക്സ്പിയറിന്റെ ‘മര്‍ച്ചന്റ് ഓഫ് വെനീസ്’ എന്ന നോവലില്‍ കഠിന ഹൃദയനായ കണ്ണില്‍ കാരുണ്യമില്ലാത്തെ കൊള്ളപ്പലിശക്കാരനായി “ഷൈലോഖിനെ” പരിചയപ്പെടുത്തുമ്പോള്‍ ആന്റോണി എന്ന കഥാപാത്രത്തെ നല്ലവനായും,സത്യ ക്രീസ്ത്യാനിയായും പരിചപ്പെടുത്തുന്നു.കേവലം പലിശക്കരായത് കൊണ്ട് മാത്രമല്ല യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്ക് ജൂത വിരോധമുണ്ടാകാന്‍ കാരണമെന്നും മഹാനായ ഇസ്ലാമിക പ്രവാചകന്‍ ,ക്രീസ്ത്യാനികളുടെ ദൈവ പുത്രനെ വധിക്കാന്‍ കൂട്ടു നിന്നത് ജൂതന്മാരാണെന്ന കാരണവും കൂടി അതിനു പിന്നിലുണ്ടെന്നത് വേറൊരു ചരിത്രം.നിരവദി പ്രവാചകന്മാരെ ക്രൂരമായി കൊലപെടുത്തുകയും അവഹേളിക്കുകയും ചെയ്ത പാരമ്പര്യമുള്ള ജൂതന്മാര്‍ അക്കാരണം കൊണ്ടും എല്ലാവരാലു വെറുക്കപ്പെടുകയുണ്ടായി. പ്രാവചകന്‍മാരെ കൊന്നകാരണത്തല്‍ അവരെ പൈശാചികര്‍ എന്ന് പോലും വിശേഷിപ്പിച്ചു. മദ്ധ്യ യുഗങ്ങളില്‍ ഒറ്റപ്പെട്ട് ജീ‍വിച്ച യഹൂദര്‍ക്കെതിരെ ക്രിസ്തീയ സമൂഹങ്ങളില്‍ പല പേടിപ്പെടുത്തുന്ന കഥകളും പ്രചരിപ്പിച്ചു.യഹൂദര്‍ ക്രിസ്തീയ ശിശുക്കളുടെ രക്തം പെസഹാ അപ്പത്തില്‍ കലര്‍ത്തുന്നതായും,ക്രിസ്ത്യാനികള്‍ക്ക് അതിപൂജമായ വിശുദ്ധകുര്‍ബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും ,ക്രിസ്ത്യാനികളുടെ കുടിവെള്ളത്തിലെ വിഷം യഹൂദ ചെയ്തികളാലെന്നുമുള്ള വിശ്വാസത്തില്‍ അവര്‍ അക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു.അങ്ങനെ യഹൂദരും ക്രിസ്ത്യാനികളും തമ്മിലുള്ള വിവാഹ ബന്ധം വിലക്കെപ്പെട്ടു.ക്രിസ്തീയ സ്തുതികര്‍മ്മിണികള്‍ യഹൂദരുടെ പേറെടുക്കുന്നത് വിലക്കി.അങ്ങനെ എല്ലാം കൊണ്ട് ജൂതരെ മാറ്റി നിര്‍ത്തപ്പെട്ടു. മദ്ധ്യയുഗങ്ങളില്‍ ജൂതരെ യൂറോപ്പ്യന്‍ ഭരണകൂട നിയമം ജൂതരെ രണ്ടാം തരം പൊരന്മാരായും,പൊരാവകശമില്ലാത്തവരായും കണക്കാക്കി.കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കുന്ന യഹൂദര്‍ ‘ മൊരേ ജൂദായ്ക്കോ’ എന്ന അപമാനകരമായ പ്രതിഞ്ജയിലും അതിന്റെ അനുബന്ധച്ചടങ്ങിലും കൂടി കടന്നുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ടു.മൊഴി അസത്യമെങ്കില്‍ ബൈബിളിലെ നിയമര്‍ത്തനപുസ്തകത്തിലെ ശാപങ്ങളെല്ലാം യഹൂദര്‍ തലയിലേറ്റുന്നു എന്ന മട്ടിലായിരുന്നു ആ പ്രതിഞ്ജ!! ഇനി ചരിത്രം കുറേക്കൂടി പിറകോട്ട് തിരിച്ചാല്‍ സ്വന്തം സമുദായത്തെ ഫറോവയുടെ(ഫിറൌന്‍) അടിമത്വത്തില്‍ നിന്നും,സമാനതകളില്ലാത്ത ക്രൂരതയില്‍ നിന്നും മോചിപ്പിച്ച മൂസ പ്രവാചകന്റെ ദൈവീക കല്പന തെറ്റിച്ചതായിട്ടാണ് കാണുന്നത്.നാലപതു ദിവസത്തെ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ നിങ്ങള്‍ “ഏക ദൈവാരാധാന” കൈവെടിയരുത് എന്ന ദൈവീക കല്പന പിന്‍ പറ്റാതെ ഒരു പശുക്കുട്ടിയെ അരാധിച്ച് കൊണ്ട് അവര്‍ അവരോട് തന്നെ അക്രമം കാണിച്ചിരിക്കുന്നു എന്ന് ഖുറാനില്‍ ആണയിട്ട് പറയുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ മക്കയിലെ മുശ്രിക്കുകള്‍ക്ക് പുറമേയുണ്ടായിരുന്ന വിഭാഗമായിരുന്നു ജൂതന്മാര്‍. റോമക്കാരുടെ ആക്രമം സഹിക്കാനാവാതെ എ ഡി രണ്ടാം നൂറ്റാണ്ടിലാണ് ജൂതന്മാര്‍ ഹിജാസിലേക്ക് കുടിയേറിയത്.ഹിബ്രു ഭാഷ സംസാരിക്കുന്ന അബ്റാനികളായിരുന്നു യഹൂദികള്‍.മദീനയിലെ ജൂ‍ത സമൂഹം കുറച്ച കൂടി നല്ല നിലയിലായിരുന്നു,പട്ടണവാസികളുടെ തലക്കനത്തോടെ ജീവിച്ചു പോയിരുന്നു.മദീനയിലെ പലയിടങ്ങളിലായി അവര്‍ താമസമാക്കി .പിന്നീട് വേഷത്തിലും,ഭാഷയിലും, നാഗരികതയിലും അറബ് വല്‍ക്കരിച്ച ഇവര്‍ വ്യക്തിനാമങ്ങളും ഗോത്രങ്ങളും വരെ അറബീകരിക്കുകയുണ്ടായി.തുടര്‍ന്ന അവര്‍ക്കും അറബികള്‍ക്കുമിടയില്‍ വൈവഹിക ബന്ധങ്ങളും നിലവില്‍ വന്നിരുന്നു. തങ്ങളുടെ വംശീയതയും, ദേശീയതയും കൈയ്യൊഴിയാതെ അവര്‍ പരിരക്ഷിക്കുകയും ചെയ്ത് പോന്നിരുന്നു.പ്രധാ‍നമായും ബനൂ ഖുറൈള,ബനൂ നളീര്‍ ,ബനൂ ഖൈനുഖാഅ എന്നീ മൂന്ന് ഗോത്രങ്ങളായിരുന്നു.ബനൂ നളീര്‍,ബനൂ ഖുറൈള ഗോത്രങ്ങള്‍ മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നത് താമസിച്ചിരുന്നത്.കച്ചവടം ,കൃഷി, എന്നിവ നല്ല രീതിയില്‍ നടത്തി ധനികരായ യഹൂദ വിഭാഗങ്ങള്‍ മദീനയിലുണ്ടായിരുന്നു.ജീവിതയോധന മാര്‍ഗങ്ങളില്‍ നിപുണരായിരുന്ന ഇവര്‍ മദീനയിലെ വാണിജ്യ രംഗം ഏറെക്കുറെ കയ്യടക്കി വെച്ചിരുന്നു. കൃഷി,കച്ചവടം മുതലായ മാര്‍ഗങ്ങളിലൂടെ ഏറെക്കുറെ പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചത്.കൃഷി സ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു.വസ്ത്രങ്ങളും,ധാന്യങ്ങളും പിന്നെ മദ്യവും മദീനയിലേക്ക് ഇറക്കുമതി ചെയ്യുകയും ഈത്തപ്പഴം കയറ്റുമറ്റി ചെയ്യുകയും ഇതിനു പുറമെ മറ്റു ജോലികളിലും അവര്‍ ഏര്‍പ്പെട്ടിരുന്നു. റോമക്കാരില്‍ നിന്നും പീഡനം നേരിടേണ്ടി വന്ന യഹൂദര്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നതയിലായിരുന്നു.പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്മാരുമുണ്ടായിരുന്നു.തുടക്കത്തില്‍ നബിയുമായി വളരെ സൌഹൃദത്തിലായിരുന്നു ജൂതന്മാര്‍ പ്രവാചക പരമ്പര ഇസ്രായേലികള്‍ക്ക് മാത്രം അവകാശപ്പെടതാണെന്ന് ഭാവത്തില്‍ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി.പലിശക്കെതിരേയും,മദ്യത്തിനെതിരേയുമിള്ള ഇസ്ലാമിലെ കണിഷമായ നിയമങ്ങള്‍ ജൂതരില്‍ ഇസ്ലാമിനോടും മുഹമ്മദ് നബിയോടും ശത്രുത വളരാന്‍ കാരണമായി.റോമില്‍ നിന്നും ആട്ടിയകപ്പെട്ട ജൂതന്മാം മദീനയില്‍ വലിയൊരു സാമ്രാജ്യം തന്നെ പടുക്കുകയുണ്ടാ കാലത്താണിത്. മക്കയില്‍ നിന്നും ഹിജറ വന്ന് ഏറെക്കുറെ മദീനയെ സംസകാര സമ്പന്നതിയില്‍ അന്നാട്ടുകാരെ എത്തിച്ചിരുന്ന വേളയില്‍ മുഹമ്മദ് നബിയുടെ നാട്ടുകരും,ബന്ധുക്കളും,ശത്രുക്കളുമായ മുശ്രിക്കുകള്‍ മുഹമ്മദ് നബിയുടെ പതനത്തിനു വേണ്ടി സഹായിച്ചു.മദീനയുടെ ഭരണാധികാരിയെ ചതിയിലൂടെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാന്‍ കൂട്ട് നിന്ന ജൂതന്മരെ മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബി അവരോട് മദീനവിട്ട് പോകാന്‍ കല്പന പുറപ്പെടുവിച്ചു.കാലങ്ങള്‍ക്ക് ശേഷം യൂറോപ്പില്‍ നിന്നും മറ്റും ജൂതന്മാരെ ആട്ടിയകറ്റാനുള്ള കാരണം നൂറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങിയതണെന്ന് ചരിത്രം.ചതി കൈമുതലുള്ളവര്‍ അനുഭവിക്കുമെന്ന് ചരിത്ര സത്യം!! കുരിശുയുദ്ധമാണ് ജൂതന്മാര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നല്‍കിയതെന്ന് വില്‍ ഡുറാണ്ട് ‘സംസ്കാരത്തിന്റെ കഥ’ എന്ന പുസ്തകത്തില്‍ പറയുന്നു.യേശുവിന്റെ ജീവിത മരണവുമയി ബന്ധപ്പെട്ട് മധ്യപൌരസ്ത്യദേശത്തെ ‘വിശുദ്ധനാടിന്റെ’ മേലുള്ള ഇസ്ലാമിക ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ക്രിസ്തീയത നടത്തിയ കുരിശുയുദ്ധങ്ങള്‍ യഹൂദ ജനതക്ക് കണക്കില്ലാത്ത ദുരിതങ്ങള്‍ വരുത്തിവെച്ചു.ജെറുസെലേമിലേക്കുള്ള വഴിയില്‍ യഹൂദരെ കൊന്നും കൊള്ളയടിച്ചും ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം മത പരിവര്‍ത്തനം നടത്തിയുമാണ് കുരിശുയോദ്ധാക്കള്‍ മുന്നേറിയത്.യൂറോപ്പിലും മറ്റും കുരിശുയുദ്ധങ്ങളില്‍ തൂടക്കമിക്ക ഈ തരം അക്രമങ്ങള്‍ യുദ്ധങ്ങള്‍ക്ക് ശേഷവും യഹൂദര്‍ക്കെതിരെയുണ്ടായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പോലും ഇത് തുടര്‍ന്നു. പ്രശ്സ്ത ബ്രിട്ടീഷ്-ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ എഡ്ന ഫെര്‍ണാണ്ടദിന്റെ ‘കേരളത്തിലെ അവസാനത്തെ യഹൂദര്‍’ എന്ന ശ്രദ്ധേയമായ ഒരു പുസ്തകമാണ്.പ്രവാചകന്‍ സുലൈമാന്‍ നബിയുടെ (ബൈബിളില്‍ സോളമന്‍) കാലം മുതല്‍ തന്നെ കേരളത്തില്‍ യഹൂദര്‍ കച്ചവടാര്‍ഥം വന്നിരുന്നുവെന്ന്.കൊച്ചിരജാക്കന്മാരുടെ കാലത്ത് വന്ന യഹൂദരെ പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അവകാശങ്ങള്‍ നല്‍കുകയും ചെയ്തു.മട്ടാഞ്ചേരിയിലെ ജൂത സിനഗോഗ് അഗോള ശ്രദ്ധ നേടിയതാണ്.ഇന്നും മട്ടാഞ്ചേരിയിലെ പല കെട്ടിടങ്ങളും ജൂതന്മാരുടേതാണ്.സമുദായത്തില്‍ അവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭിച്ചു പക്ഷെ പല അസ്വാരസ്യങ്ങള്‍ അവര്‍ക്കിടയിലുണ്ടായി.മാളയിലുണ്ടായിരുന്ന കറുത്ത ജൂതന്മാരെ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ ജൂതരായി അംഗീകരിച്ചില്ലെന്നും കാണാം. വിശ്വംഭരദാസിന്റെ ‘ജൂതപ്പെരുമയുടെ അനുഭവം കാണാം’ എന്ന ലേഖനത്തില്‍ (പച്ചക്കുതിര2010 ഫെബ്രുവരി ലക്കം പേജ് 57) ല്‍ കാണാം ‘എന്നെ കൊണ്ട് ഇപ്പോഴത്തെ അവിടത്തെ സാഹചര്യങ്ങളുമയി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല;നിങ്ങള്‍ക്കറിയുമോ ഇസ്രായേലികള്‍ എത്രമാത്രം, അഹങ്കാരികളാണെന്ന്? മനുഷ്യപറ്റൊന്ന് തൊട്ടു തെറിച്ചിട്ടില്ലാത്തവര്‍!’ ബാബുവിന്റെ അനുഭവമുള്ള എത്രയോപേര്‍ ബബു എന്നയാള്‍ കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയി അനുഭവിച്ചറിഞ്ഞതാണ് മുകളില്‍ പറഞ്ഞത്. പ്രശ്സ്ത സ്വാതന്ത്ര്യ സമര സേനാനി എബ്രഹാം ബാരക് സലേമിനെ ‘യഹൂദരുടെ ഗാന്ധിയെന്നാണ് ‘ വിശേഷിപ്പിക്കാറുള്ളത്.അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വരെ കേരളത്തിലുണ്ടായിരുന്നു,എന്നിട്ട് വരെ അവരില്‍ പലരും പാലായനം ചെയ്തു.സ്വപനഭൂമിയെ പറ്റി ചിന്തിച്ചിട്ടായിരുന്നു അങ്ങനെ അവര്‍ വേരോടെ പിഴുതെറിയപ്പെട്ടുവെന്ന് പറയുന്നതിനേക്കാള്‍ ഭേദം അവര്‍ തന്നെ അവരുടെ ശവക്കുഴി തോണ്ടി എന്നാകും!! രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ജനതയും അനുഭവിക്കാത്തത്രയും ദുരിതപൂര്‍ണ്ണമായ ജീവിതമണ് യഹൂദര്‍ക്കുണ്ടായത്.ഫറോവയുടെ കാലഘട്ടം മുതല്‍ ഹിറ്റലറിന്റെ കാലഘട്ടം വരെ!!അതിനുള്ള കാരണക്കാരും അവര്‍ തന്നെയാണെന്ന് ചരിത്രം!!സ്വന്തമായി ഒരു രാജ്യമോ നിയമമോ ഇല്ലാതെ ചിന്നിച്ചിതറിയ ജൂത സമൂഹം ഇങ്ങ് കേരളത്തില്‍ പോലും അഭയാര്‍ത്ഥികളാകേണ്ടി വന്നതില്‍ നിന്നും അളക്കാവുന്നതേയുള്ളൂ ജൂതന്മാര്‍ അനുഭവിച്ച യാതനകള്‍.ജൂതനായ ബാബു പറഞ്ഞപോലെ മനുഷ്യ പറ്റില്ലാത്തവരാണ് ഇസ്രായേലികള്‍ അതാവണം എല്ലാ സമൂഹത്തിനാലും,കാലഘട്ടത്തിലും അവര്‍ ആട്ടിയകപ്പെട്ടത്!! ഹിറ്റലറിന്റെ സൈന്യത്തില്‍ മുഖ്യ പദവികള്‍ വരെ വഹിച്ചവര്‍ ജൂതന്മരിലുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം.ഹിറ്റലറെ ജൂത വിരോധിയാക്കാനുള്ള കാരണമായി പറയപ്പെടുന്നത്,യുദ്ധ വേളയില്‍ മനപ്പൂര്‍വ്വം ആയുധം വൈക്കിച്ചതാണെന്ന് പറയപ്പെടുന്നു.തുടര്‍ന്നുള്ള രണ്ടാം ലോക മഹായുദ്ധത്തില്‍ ജൂതന്മര്‍ അനുഭവിച്ചത് നരകയാതനകളായിരുന്നു.ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് മാത്രം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും.കോടിയിലതികം ജൂതന്മാര്‍ ജര്‍മ്മനിയിലും,ഹംഗറിയിലും ഫ്രാന്‍സിലും മറ്റുമായി കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍!! രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബാക്കി വരുന്ന ജൂതന്മാരെ എന്തു ചെയ്യണമെന്നറിയാതെ യുദ്ധം ചെയ്ത മോചിപ്പിച്ച കമ്മൂണിസ്റ്റ് റഷ്യക്കാരും,ജൂത വിരോധികളായ യൂറോപ്പുകാരും ചേര്‍ന്ന് കണ്ടെത്തിയ താവളമായിരുന്നു വാഗ്ദത്ത ഭൂമിയും മുസ്ലിംകള്‍ നൂറ്റാണ്ടുകളോളം താമസിക്കുന്ന ജറുസലേം ഉള്‍പ്പെടുന്ന പലസ്തീനിലേക്ക് പറിച്ച നട്ടപ്പെട്ടത്.അവിടുന്നു തുടങ്ങുകയാണ് ജൂതരുടെ പ്രയാണം ചോര മണക്കുന്ന പ്രയാണം!! 1905 ല്‍ ഹെത്സെല്‍ മരണമടഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ലോക ജൂത സമ്മേളനം ആ ചിന്തക്ക് പരിഗണന നല്‍കുന്നത്.“ജൂത രാജ്യം” എന്ന ചിന്ത തികച്ചും ആധുനികമാണ് ആ ചിന്ത എന്നര്‍ത്ഥം ഇനി ചരിത്രപരമായി ആ അവ്കാശ വാദത്തിന്റെ സത്യാവസ്ഥ പരിശോദിക്കാം.അറിയപ്പെടുന്ന ചരിത്രത്തില്‍ അവിടത്തെ ആദ്യത്തെ നിവാസികള്‍ ജെബുസ് (Jebusites) അറബികളാണ്.ജെറുസെലേം എന്ന ദേശത്തിന്റെ ആദ്യത്തെ നാമം തോറ(ബൈബിള്‍ പഴയ നിയമം) പ്രകാരം തന്നെ യബൂസാണ് അവരോടപ്പം കനാല്‍ ഗോത്രക്കാരായ അറബികള്‍ തെന്നയായിരുന്നു ആ ഭൂമി പങ്കിട്ടിരുന്നത്.ജെബുസ്തികളുടെ ആരാധനാ മൂര്‍ത്തിയായിരുന്ന ശാലമിനെ അനുസ്മരിപ്പിച്ച് കൊണ്ട് യബൂസ് പിന്നെ ശാലമിന്റെ നഗരം എന്നര്‍ത്ഥം വരുന്ന ഓര്‍ശലേം എന്നി നാമകരണം ചെയ്യപ്പെട്ടു.അതാണ് പിന്നീട് ജെറുസലേം എന്നായത്.പീനേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബ്രഹാം പ്രവാചകന്‍ അവിടെ വരുന്നത്.അദ്ദേഹത്തിന്റെ മകന്‍ ഇഷാഖിന്റെ സന്തതികളാണല്ലോ യഹൂദികള്‍!! പ്രവാചകന്മാരെ കൊന്ന് പരിചയമുള്ള യഹൂദരെ എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹവും പേടിയോടെയും,വെറുക്കപ്പെട്ടവരായും മറ്റുമാണ് കണ്ടത് എന്നത് ചരിത്ര സത്യം ആ ചെയ്തികള്‍ ഇന്നും തുടരുന്നു എന്നു മാത്രം. Labels: ജൂതര്‍ അഥവാ ‘ചതി‘ ക്കപ്പെട്ടവര്‍ അറിഞ്ഞതും അതില്‍ കൂടുതല്‍ അറിയാത്തതുമായ ജൂതായിസത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ഉള്ള ചരിത്രം മനസ്സിലാക്കാന്‍ സഹായിച്ചു നല്ല ലേഖനം ആശംസകള്‍ കൊള്ളാം ഒരുപാട് അറിയാന്‍ കഴിഞ്ഞു, ജൂത മതത്തെക്കുറിച്ച്, ജൂതന്മാരെക്കുറിച്ച്, ചരിത്ര സത്യങ്ങളെക്കുറിച്ച് ഈ നല്ലറിവുകള്‍ നല്‍കിയതിനു ഹൃദ്യമായ നന്ദി ഷബീര്‍ ഇത് അവസാനിക്കും എന്ന് തോന്നുന്നില്ല .പ്രകൃതി വരെ യഹൂദ നു എതിരെ സാക്ഷി പറയുന്ന ദിനം വന്നുചേരും ഒരു മരമോഴികെ കാരണം എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട ഒരു സമൂഹം അവസാനം കുതികാല്‍ വെട്ടി നേടിയെടുത്ത രാജ്യം അതിന്റെ അന്ത്യം അടുത്തിരിക്കുന്നു നല്ല രീതിയില്‍ വിശദമായി അവതരിപ്പിച്ചിരിക്കുന്നു ചരിത്ര സത്യങ്ങള്‍ അറിവ് പകരുന്ന ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍ ഷബീര്‍ നല്ലൊരു ശ്രമം ഒരു റഫറൻസ് ആയിത്തന്നെ ഉപയോഗിക്കാവുന്നത്.. കോപ്പി ചെയ്തു വെച്ച ഒരു ഭാഗവും ഞാന്‍ വായിച്ചിട്ടില്ല അക്ഷരങ്ങള്‍ തീരെ ചെറുതാണ്. പിന്നെ തുടക്കത്തിലെ സാംസ്കാരികം എന്നാ വാക്ക് തെറ്റിപ്പോയിട്ടുണ്ട് സംസകാരിക എന്നായിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേര് പരാമര്‍ശിക്കുമ്പോള്‍ ഇംഗ്ലീഷില്‍ തന്നെ പറഞ്ഞുകൂടായിരുന്നോ? സിവിലൈസേഷന്‍ എന്നെഴുതിയതും തെറ്റി. പിന്നെ ഇതിലെ ഉള്ളടക്കത്തിലെ പലകാര്യങ്ങളും പുത്തന്‍ അറിവുകള്‍ തന്നെ പണ്ട് മോഹി ഇക്ക പറഞ്ഞ പോലെ "പുത്തന്‍ അറിവ് പകര്‍ന്നു നല്‍കിയതിനു നന്ദി ഒരു ലേഖനം എഴുതുന്നതും അതിനെ വായിക്കുന്നതും ഇഷ്ട്ടമാണ് കാരണം പുതിയ അറിവുകള്‍ കിട്ടും അത്തരം ഒരു ലേഖനത്തിന് നന്ദി ഇക്ക തുടരുക പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി. പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി. പ്രവാചകന്മാരേയും മറ്റും കൊന്ന് പരിചയമുള്ള ജൂതരെ എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹവും വെറുക്കപ്പെട്ടവരായും,സമൂഹത്തിലെ നീചന്മാരുമായിട്ടാണ് കണ്ടത് എന്നത് ചരിത്ര സത്യം ആ നീചത കയ്യിലുള്ള ജൂതന്മാര്‍ ഈ കാലഘട്ടത്തിലും തുടരുന്നു എന്നു മാത്രം!! എടോ ബൂര്‍ഷ്വാ മാപ്പിളേ,അക്ഷര തെറ്റുകള്‍ ഒരുപാട് കടന്നു കൂടീരിക്കണു ഒന്ന് ശ്രദ്ധിക്ക്യ ലേഖനം നന്നായിരിക്കണു ട്ട്വോ ഒരുപക്ഷെ അവര്‍ അനുഭവിച്ച യാതനകളും വേദനകളും ആയിരിക്കും അവരെ ക്രൂരന്മാരും അഹങ്കാരികളും ആക്കുന്നത്. ഒരു ജനതയെ മുഴുവന്‍ കുറ്റ്വാളികള്‍ ആയി ചിത്രീകരിക്കാന്‍ ആവുമോ? അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ വെറുക്കാം പക്ഷെ ഒരു ജനതയെ വേറുക്കാനവില്ല. പല ജൂതന്മാരും അക്രമനങ്ങല്‍ക്കെതിരായി പ്രതികരിക്കുന്നത് കാണാം. ഒരു ജൂത സ്ത്രീ പാലസ്തീന്നിയന്‍ കുട്ടിയെ ജൂത പട്ടാളക്കാരനില്‍ നിന്ന് രക്ഷിക്കുന്ന ചിത്രം കണ്ടിരുന്നു.വംശോന്മൂലനം പോലുള്ള പഴയ തീയരികള്‍ ഇപ്പോള്‍ ഇവിടെ സജീവമാണല്ലോ? അത്തരം അഹങ്കാരം അവരില്‍ നിലനില്‍ക്കുന്നെന്കില്‍ അവര്‍ സ്വയം നശിച്ചില്ലാതാകും.പിന്നെ ജന്മം ഏത് വര്‍ഗ്ഗത്തില്‍ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആര്‍ക്കുമില്ലല്ലോ. ഹൈന്ദവ വിശ്വാസപ്രകാരം ഏതിനെ കുറിച്ച് ചിന്തിച്ച്ചാണോ ജീവന്‍ വെടിയുന്നത് അടുത്ത ജന്മം അവന്‍ അതായി തീരും.അങ്ങിനെയെങ്കില്‍ എപ്പോഴും ജൂതന്മാരെ കുറിച്ച് ചിന്തിച്ചിരുന്ന ഹിട്ലര്‍ ഒരു ജൂതനായി പുനര്‍ ജനിച്ചിരിക്കും. ഹിറ്റ്ലര്‍ ഗ്യാസ് ചേമ്പറുകളിലായി ഏകദേശം അറുപത് ലക്ഷത്തോളം ജൂതന്മാരെ ഉന്മൂലനം ചെയ്തിരുന്നു എന്നത് വസ്തുതയാണ്. ആര്യന്‍ വംശീയതയുടെ മേന്മ സ്ഥാപിക്കാന്‍ മാത്രമല്ല, ഹിറ്റ്ലര്‍ ഇത് ചെയ്തത്. മറ്റ് പല കാരണങ്ങള്‍കൂടി ഉണ്ടായിരുന്നുവെന്ന് ചരിത്രം ഗഹനമായി പഠിച്ചാല്‍ കാണാം. അതാണ് ഇവിടെ ഫോര്‍ഡ് പറയുന്നത്. ജൂതന്മാര്‍ സാമ്പത്തിക മേഖലയില്‍ സുഖലോലുപരായി എല്ലായിടത്തും വിരാജിച്ചിരുന്നു. എന്നാല്‍ ജര്‍മനിയില്‍ ചേക്കേറിയ അവര്‍ക്ക് അവിടെയതിന് സാധിച്ചില്ല. ജര്‍മനിയിലെ ഭരണ സംവിധാനത്തെ കാര്യമായി സ്വാധീനിച്ച് അവരുടെ പാട്ടിന് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ഭരണകൂടത്തിനെതിരില്‍ തിരിഞ്ഞു. ഏതൊരു രാജ്യത്തും നിലനില്‍ക്കുന്ന അടിസ്ഥാന മര്യാദകളിലൊന്നാണ് ഭരണകൂടത്തിനോട് കൂറ് കാണിക്കുക എന്നത്. എന്നാല്‍ പല യുദ്ധങ്ങളിലും മറ്റും ജര്‍മനിയിലെ ഭരണം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പല രഹസ്യങ്ങളും അവര്‍ ശത്രുരാജ്യങ്ങള്‍ക്ക് കൈമാറുകയും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു. സ്വാഭാവികമായി അവര്‍ വെറുക്കപ്പെട്ടവരായി മാറി. ന്യൂനപക്ഷമായ ജൂതന്മാര്‍ ജര്‍മനിയുടെ ഭരണം തങ്ങളുടെ കൈകളില്‍ ഒരുനാള്‍ വരുമെന്ന് സ്വപ്നം കണ്ടു. യഹൂദികളുടെ നിലപാട് കേവലം രാഷ്ട്രീയപരമല്ല, മറിച്ച് തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വളമിട്ട് കൊടുക്കുക എന്നത് കൂടിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഹിറ്റ്ലര്‍ക്ക് അവരോട് തോന്നിയ അരിശം സ്വാഭാവികമാണ്. ഹിറ്റ്ലര്‍ നല്ലൊരു ദേശീയവാദിയായിരുന്നു. അതിനാല്‍, ജൂതന്മാര്‍ക്ക് നാടിനോട് കൂറില്ല എന്ന് മനസ്സിലാക്കിയ ഹിറ്റ്ലര്‍ അവര്‍ക്കെതിരില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ഇത്തരം ക്രൂരതകള്‍ക്ക് ന്യായീകരണമില്ലെങ്കിലും ജൂതന്മാരുടെ രാജ്യസ്നേഹത്തിന്റെ അഭാവമാണ് ഹിറ്റ്ലറെ ചൊടിപ്പിച്ചത്. ജൂതരുടെ സ്ഥാനത്ത് മുസ്ലിം എന്നും ഹിറ്റ്ലര്‍ടെ സ്ഥാനത്ത് മോഡി-ബിജെപി യെയും പ്രതിഷ്ഠിച്ചു കൊണ്ട് ചില കാവി രാഷ്ട്രീയക്കാര്‍ (രാഷ്ട്രീയ പ്രവര്‍ത്തകരല്ല, കാവി രാഷ്ട്രീയത്തിന്‍റെ ആരാധകരായ ചില അക്കാദമിക്കുകള്‍) ഇതേ ഡയലോഗ് പറഞ്ഞു നടക്കുന്നതു പലപ്പോഴും കേട്ടിട്ടുണ്ട് രാജ്യസ്നേഹം, ആദര്‍ശം എന്നീ വാക്കുകള്‍ ഇവര്‍ അടിക്കടി പ്രയോഗിക്കുന്നത് മുസ്ലിംകള്‍ക്ക് അതില്ല എന്നും അതിനാല്‍ അവര്‍ വെറുക്കപ്പെടേണ്ട ജനത ആണെന്നും പറയാനാണ്. അത്തരം ആരോപണങ്ങള്‍ രണ്ടു ഭാഗത്തിനും എതിരെയുണ്ട് കുറെ കാര്യങ്ങള്‍ അറിഞ്ഞു ഇതെല്ലാം അറിയാന്‍ കുറെ കഷ്ടപെടുന്നുണ്ട് അല്ലെ ആശംസകള്‍ മതവും രാഷ്ട്രീയവും ദേശീയതയും മാനവികതയും എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നു ഇതിനെ തീര്‍ത്തുവയ്ക്കുവാന്‍ എന്നുവരും ഒരു രക്ഷകന്‍? ഫലസ്തീന്‍ വിഷയത്തില്‍ സമാനമായ ബ്ലോഗര്‍ ബെന്ജാലി എഴുതിയ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു നോക്കുന്ന അടുത്ത പോസ്റ്റ് ആണിത് . പടന്ന ക്കാരന്‍ ബ്ലോഗില്‍ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പോസ്റ്റ്‌ ആദ്യവാസനം ഒരു ചരിത്രബുക്ക് വായിക്കുന്നത് പോലെ വായിച്ചു പോയി കൂടതെ എനിക്കറിയാത്ത ഒരു പാട് വിവരങ്ങളും അറിവുകളും തീര്‍ച്ചയായും വായനക്ക് വിധേയമാക്കേണ്ട കാലിക പ്രസക്തമായ പോസ്റ്റ്‌ . ചിന്തിക്കാനിഷ്ടപ്പെടാത്ത ഒരു ചരിത്രം. മനുഷ്യർ പരസ്പരം മനുഷ്യരായി കാണാത്തിടത്തോളം കാലം സംസ്കാരങ്ങൾ തമ്മിലുള്ള ഈ യുദ്ധം, അല്ല ഒരു സംസ്കാരം മറ്റു സംസ്കാരങ്ങളാൽ ആക്രമിക്കപ്പെടുന്ന ഈ അനീതി തുടർന്നു കൊണ്ടേയിരിക്കും. എനിക്കൊരപേക്ഷയേയുള്ളൂ, ദയവായി കുഞ്ഞുങ്ങളെ വെറുതേ കൊല്ലരുത്. മനുഷ്യരെ എന്നായിരുന്നു പറയേണ്ടിയിരുന്നത്, മോഹിക്കുന്നതിനും ഒരതിരില്ലേ! പണിനന്നായെടുത്തിട്ടുണ്ടെന്നത്‌ ആദ്യവായനയിൽ തന്നെ മനസ്സിലാകുന്നുണ്ട്‌ ഷബീർ. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇനിയും വായിക്കേണ്ടി വരും. നിരവധി അറിവുകൾ നിറഞ്ഞ ലേഖനം. അഭിനന്ദനങ്ങൾ. പണിനന്നായെടുത്തിട്ടുണ്ടെന്നത്‌ ആദ്യവായനയിൽ തന്നെ മനസ്സിലാകുന്നുണ്ട്‌ ഷബീർ. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇനിയും വായിക്കേണ്ടി വരും. നിരവധി അറിവുകൾ നിറഞ്ഞ ലേഖനം. അഭിനന്ദനങ്ങൾ. ഹൊ! അറിവുകളുടെ കുത്തൊഴുക്ക്. കുറച്ചുകൂടി സമയമെടുത്ത് എഴുതിയിരുന്നെങ്കിൽ ഈ ബ്ലോഗിലെ മാസ്റ്റർപീസ് ആയേനെ ഇത്. ചുരുക്കത്തില്‍ കച്ചവടത്തിലൂടെയുള്ള സാമ്പത്തിക നേട്ടത്തിനേക്കാളുപരി സമുദായത്തില്‍ യഹൂദ സ്വാധീനം ചെലുത്തുക എന്നതാണ് അവര്‍ നൂറ്റാണ്ടുകളായി സ്വപ്നം കണ്ടത്. അമേരിക്കയിലെ ബാങ്കുകള്‍, തിയേറ്ററുകള്‍, മദ്യശാലകള്‍, റിയല്‍ എസ്റേറ്റ്, മാധ്യമം, സിനിമാ വ്യവസായം, സംഗീതവ്യവസായം തുടങ്ങിയവയെല്ലാം മുഖ്യമായും നിയന്ത്രിക്കുന്നത് യഹൂദികളാണ്. തങ്ങളുടെമേല്‍ക്കോയ്മ അടിച്ചേല്‍പിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ നുഴഞ്ഞുകയറുന്ന യഹൂദികള്‍ പതുക്കെ പതുക്കെ അമേരിക്കയുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന് കാണാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ ആയിരുന്ന മരണപ്പെട്ട സുജനപാല്‍ എഴുതിയ പൊരുതുന്ന ഫലസ്തീന്‍ എന്ന യാത്രാവിവരണത്തില്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫണ്ടിലെ നല്ലൊരു ഭാഗവും യഹൂദികളുടെ സംഭാവനകളായിരുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പിനെപോലും സ്വാധീനിക്കാന്‍ ഉതകുന്ന ശക്തിയാണ് അമേരിക്കയിലെ ന്യൂനപക്ഷമായ യഹൂദികള്‍. ഫോര്‍ഡിന്റെ കണക്ക് പ്രകാരം അമേരിക്കന്‍ ജനസംഖ്യയുടെ കേവലം മൂന്ന് ശതമാനമാണ് യഹൂദികള്‍. പക്ഷെ, ഇവര്‍ ബാക്കി തൊണ്ണൂറ്റിയേഴ് ശതമാനത്തേയും നിയന്ത്രിക്കുന്നു. അമേരിക്ക സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതിന് ശേഷം ലോകത്തെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവര്‍ തന്നെയാണ്. അമേരിക്കയെ നിയന്ത്രിക്കുന്ന ഇവര്‍ ലോകത്തെതന്നെ അക്ഷരാര്‍ഥത്തില്‍ നിയന്ത്രിക്കുന്നു എന്നതാണ് രസകരമായ ഒരു വസ്തുത! ഒരു ജൂതനെ വിമര്‍ശിച്ചാല്‍ അത് മതപരമായ രീതിയിലാണ് അവര്‍ കാണുന്നത് എന്ന വസ്തുത ഫോര്‍ഡ് പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കും. വംശീയ മഹിമയില്‍ അഭിമാനം കൊള്ളുന്ന ജൂതന് ജൂതായിസം പലപ്പോഴും മതമല്ല വംശീയതയാണ്. അതുകൊണ്ടുതന്നെ ജൂത വിമര്‍ശനം ആ തലത്തിലാണ് ജൂതന്‍ കാണുന്നത്. ഈ മനോഭാവം അവനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന ചിന്താധാര രൂപീകരിക്കുന്നു. ചരിത്രമിഷ്ടപ്പെടുന്ന ചരിത്ര കുതുകികൾക്ക് പ്രയോജനപ്പെടുന്ന, പടന്നക്കാരന്റെ മികച്ച ഒരു പോസ്റ്റ് നാസർ പറഞ്ഞത് പോലെ ഒന്ന് കൂടി ഹാർഡ് വർക്ക് ചെയ്തിരുന്നെങ്കിൽ ഇത് ഈ ബ്ലോഗിലെ മികച്ച പോസ്റ്റായേനെ ഏതായാലും ചരിത്രം ഇവിടെ രേഖപ്പെടുത്തിയത് നന്നായി, ഈ പോസ്റ്റ് കൂടുതൽ പേരിലേക്കെത്തിക്കുക. ആശംസകൾ ഷബീർ കാലിക പ്രസക്തമായ ലേഖനം. ജൂത സമൂഹം ഉണ്ടായ കാലം തൊട്ടേ അവര്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ വ്യക്തമായി തുറന്നു കാട്ടി. അതിന്റെ ബാക്കി പത്രമാണ് ഇന്നും ഫലസ്തീനില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.ഭാവുകങ്ങള്‍ വളരെ അറിവ് നല്‍കുന്ന ഒരു ബ്ലോഗ്‌ തന്നെ. ഓരോ യുദ്ധങ്ങളും തീര്‍ക്കുന്നത് അശാന്തിയുടെ പുകയുന്ന കനലുകളെയാണ് അത് തലമുറകളെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരിക്കും. എല്ലാ യുദ്ധങ്ങളും തികച്ചും രാഷ്ട്രീയമാണ് ,അധിനിവേത്തോടുള്ള ആസക്തിയും,വംശവലിപ്പം കാണിക്കുവാനുള്ള ഉപാധിയും മാത്രം. വീഴുന്ന ഓരോതുള്ളി ചോരക്കു പുറകെയും ഓരോതുള്ളി കണ്ണുനീര്‍ കൂടി പൊഴിയുന്നു എന്നറിയുക. പ്രസക്തമായ ലേഖനം മികച്ച ഭാഷയില്‍ പറഞ്ഞിരിക്കുന്നു. ഒരു രണ്ടു മൂന്ന് വട്ടം കൂടി വായിക്കണം ഹ സംശയം ബാകി ആകുന്നു പിന്നേം നല്ല വിവരണം ചേട്ടായി ആശംസകള്‍ ♥♥ കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വായിക്കാനും അറിയാനും പ്രേരിപ്പിക്കുന്ന ലേഖനം നന്ദി ഷബീര്‍ ഭായ് ഓ: ടോ: അക്ഷരങ്ങൾ പാരഗ്രാഫ് വലുതും ചെറുതുമായിരിക്കുന്നതിനാൽ ബോൾഡ് ചെയതിരിക്കുന്നതിനാൽ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു പലയിടങ്ങളിൽ നിന്നും എടുത്തൊട്ടിച്ചതിനാലാകണം അതെന്നു കരുതുന്നു.. ഷബീര്‍ ചരിത്ര രചന നന്നായിരിക്കുന്നു. സമകാലീന സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ പോസ്റ്റിന്റെ പ്രാധാന്യം കൂടുന്നു. (ഫോണ്ടുകള്‍ പല സൈസില്‍ വരുന്നത് എന്ത് കൊണ്ട് ജൂത ചരിത്രത്തെ കുറിച്ച് കൂടുതല്‍ എവിടെ നിന്ന് അറിയും എന്ന് അന്വേഷിക്കുമ്പോഴാണ് ഇവിടെയെത്തിയത്.എന്റെ അന്വേഷണത്തെ ഏറെ കുറെ ത്രിപ്തിപെടുത്താന്‍ ഈ ലേഖനത്തിനു കഴിഞ്ഞിരിക്കുന്നു. ജൂതര്‍ ഗ്രീക്കുകാരെ ഉപയോഗിച്ച് ക്രിസ്ത്യാനികളെ കഷ്ടപ്പെടുത്തിയത് ഈ ലേഖനത്തില്‍ എവിടെയോ കണ്ടോ? ഗ്രീക്കുകാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ സാഭാവികമായും തിരിച്ചടിച്ചു പിന്നീട് മുസ്ലീം ഭരണം വന്നു കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിതറി കിടന്ന ജൂതര്‍ക്ക് ഒരു രാജ്യം വേണമെന്നായി അവര്‍ ആഫ്രിക്ക ഉള്‍പ്പെടെ പല സ്ഥലങ്ങളും ലക്ഷ്യമിട്ടു എന്നാല്‍ ബ്രിട്ടന്റെ സഹായത്തോടെ പാലസ്തീനില്‍ കയറി പറ്റി ബ്രിട്ടണ്‍ ഇന്ത്യയ്ക്കിട്ട് ചെയ്തത് പോലെ പാലസ്തീനിലും ചെയ്തതിന്റെ ബാക്കി പത്രം നാം ഇന്ന് കാണുന്നു.. എപ്പോഴൊക്കെ ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നുവോ അപ്പോഴെല്ലാം ഗാസ കത്തിയമരുന്നു ഈ പ്രാവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് പിഴച്ചു അമേരിക്കക്കാര്‍ ഒബാമയെ തെരഞ്ഞെടുക്കില്ല എന്ന ഒരു വെളിപാടു കിട്ടിയെന്ന് തോന്നുന്നു പക്ഷേ അമേരിക്കക്കാര്‍ കരുതി വെച്ചത് മറ്റൊന്നായിരുന്നു അതിന്റെ ക്ഷീണം തീര്‍ത്തില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുവാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കഴിയില്ല.. ഇനിയും തെരഞ്ഞെടുപ്പുകള്‍ വരും അപ്പോഴൊക്കെ ദൈവ വാഗ്ദ്ധാനങ്ങള്‍ ഉയര്‍ത്തി കാട്ടി കൊന്ന് കൊലവിളിക്കുന്നത് ഇനിയും തുടരും മികച്ച ലേഖനം. പല കാര്യങ്ങളും പുതുതായി അറിയുന്നത്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വളരെ കാര്യങ്ങളും അജ്ഞമായതുകൊണ്ട് വലിയ അഭിപ്രായപ്രകടനത്തിനൊന്നും മുതിരുന്നില്ല. അഭിനന്ദനങ്ങള്‍ വിക്ഞാന പ്രദമായ പോസ്റ്റ് ആശംസകള്‍ പടന്ന ക്കാരാ വളരെ നല്ല ഒരു ലേഖനം രക്ഷിക്കാന്‍ വന്നവരെ പോലും കൊന്നു തള്ളിയവരാന് ജൂതന്മാര്‍ ചരിത്രം അവരിലൂടെ ഇപ്പോഴും തുടരുന്നു ഒരുപാട് കാര്യങ്ങള്‍ പുതിയ അറിവായിരുന്നു ഒരുപാട് പഠിച്ചു എഴുതിയിട്ടുണ്ട് തുടരുക സ്നേഹാശംസകള്‍ അറിവ് പകര്‍ന്ന വായന തന്നതിനു നന്ദി ക്രിസ്തുവും പ്രവാചകന്മാരും എല്ലാം യഹൂദര്‍ തന്നെയല്ലേ? അതെ അവരില്‍ ഭൂറിഭാഗം പേര്‍ ഇസ്രേല്‍ സന്തതികള്‍ തന്നെ പക്ഷെ മുഹമ്മദ്‌ നബി ഇസ്രേലിയോ യഹൂദ വംശജനോ അല്ല..അറേബ്യയിലെ ഖുറൈഷി വംശജന്‍ ആണ് മുഹമ്മദ്‌ .മോശയ്ക്ക് തന്റെ സഹോദരനില്‍ ഉണ്ടായ പ്രവാചകന്‍ തന്നെയാണ് മുഹമ്മദും. നല്ല വിശദമായ ലേഖനമായിരുന്നു. ധൃതി പിടിച്ചു എഴുതിയത് കൊണ്ട് ഒരുപാട് അക്ഷരതെറ്റുകള്‍ കണ്ടു. അവഒന്ന് ശരിയാക്കാന്‍ ശ്രമിക്കൂ ലേഖനം മികച്ചതായിരുന്നു എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ആശംസകള്‍ നല്ല വിവരണം കുറെകൂടി അറിയാന്‍ കഴിഞ്ഞു തിരയുടെ ആശംസകള്‍ എന്റെ പടോ ആദ്യം തൊട്ടു അവസാനം വരെ വായിച്ചു വന്നപ്പോള്‍ ഒരു മഴ പെയ്തു തോര്‍ന്ന പോലെ വായിക്കുന്നത് മുഴുവന്‍ പുതിയ അറിവുകളായിരുന്നു എന്നത് കൊണ്ട് തന്നെ സ്വന്തമായൊരു അഭിപ്രായം പറയാനോ വീക്ഷണം പങ്കു വക്കാനോ പറ്റുന്നില്ല നീ വല്ല സിനിമാ കാര്യവും ആണ് എഴുതിയിരുന്നതെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു ഇതിപ്പോ മനുഷ്യനെ വിജുംബ്രിച്ചു കളഞ്ഞു കൊള്ളാം നന്നായി ഈ എഴുത്ത് എഴുത്തുകാരന്‍ സദാ അന്വേഷിക്കണം സദാ നിരീക്ഷിക്കണം അതില്‍ നിന്നായിരിക്കണം ചിന്തകളും യുക്തിയും ഉരുത്തിരിയേണ്ടത് ഈ വിജയകരമായ ശ്രമത്തിനു ഒരായിരം അഭിനന്ദനങ്ങള്‍ വളരെ നല്ല ശ്രമം, അത് വളരെ ഭംഗിയായിത്തന്നെ എല്ലാവരിലും എത്തിച്ചു. ഇതിന്റെ പിന്നിലെ ഹാര്‍ഡ് വര്‍ക്കിനു എല്ലാവിധ പ്രോത്സാഹനവും ആശംസകളും നേരുന്നു. വളരെ വിജ്ഞാനം നല്‍കുന്ന ലേഖനം, ഇനിയും ഇത്തരം ശ്രമങ്ങള്‍ നടക്കട്ടെ വളരെ നല്ല ലേഖനം ഉപശീർഷകങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. അക്ഷരത്തെറ്റുകൾ വായന മുറിയ്ക്കുന്നു ശ്രദ്ധിക്കുമല്ലേ? എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ്‌ എനിക്ക് തോന്നിയത് എന്റെ മനസ്സിൽ ഉള്ള അങ്ങനെ എന്റെ ചെറിയ "സംഭവങ്ങള്‍" ഞാൻ വിപുലീകരിച്ചു എഴുതുന്നു അത്രമാത്രം നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വായിക്കുക . അല്ലെങ്ങിൽ പ്ലീസ് ക്ലോസ് ചെയ്ത് എന്നെ ശപിക്കാതെ പോകുക പിന്നെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഞാൻ ഒരു "മാപ്പിള" ആയതിനാൽ എഴുത്തിനൊരു "മാപ്പിള ചൊയ" ഉണ്ടാവും അതും അങ്ങ് സഹി ച്ചേ പറ്റൂ അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു.. അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും ആര്‍ എസ് എസ് മുതല്‍ എന്‍ ഡി എഫ് വരെ ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍ ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ? തങ്ങളൂട്ടിയുടെ ഒരു ദര്‍ശനാ ടി വി ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി നായര്‍ മാപ്പിള ഒന്നാം കേരള മഹായുദ്ധം തുടങ്ങി മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ രാഹുല്‍ ഗാന്ധിയോ ഘണ്ടിയോ അതോ വെറും ചണ്ടിയോ? റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ ഹാപ്പി ബര്‍ത്ത്ഡേ മൈ പട്ടീ ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം സ്തോത്രം സ്തോത്രം ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ അബായ,ഹി ത ലക്കെട്ട്‌ വായിച്ചാൽ മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന് സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പ സാ മുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള ചാറ്റ് റൂം അവര്‍ ചാറ്റ് റൂമില്‍ അവള്‍ പേറ്റ് റൂമില്‍ ചോരകുഞ് ചവറ്റ് റൂമില്‍ മിസ്സ്ഡ് കോള്‍ ‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി (ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഇമ്മാതിരി ഒരു തലക്കെട്ടിന് പ്രേരിപ്പിച്ചത് വേറൊരു പിരാന്തന്‍ ചിന്താഗതിയാണ്. നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ സ മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ” ജിഹാദും .ത്വലാഖും ആശുപത്രികളിലെ 26,147 പേർ ഉൾപ്പെടെ 4,06,706 പേരെ നിലവിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം – 1461, തൊട്ടുപിന്നിൽ കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248 എന്നിവയാണ്. പോസിറ്റീവ് കേസുകളിൽ 94 എണ്ണം സംസ്ഥാനത്തിന് പുറത്തുനിന്നുള്ളതും 11,250 പേർ കോൺടാക്റ്റ് ബാധിച്ചതുമാണ്. ആശുപത്രികളിലെ 26,147 പേർ ഉൾപ്പെടെ 4,06,706 പേരെ നിലവിൽ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബി‌എസ്‌ഇ, എൻ‌എസ്‌ഇ, യു‌എസ് മാർക്കറ്റ്, ഏറ്റവും പുതിയ എൻ‌എവി, മ്യൂച്വൽ ഫണ്ടുകൾ എന്നിവയുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് തത്സമയ സ്റ്റോക്ക് വിലകൾ നേടുക, ഏറ്റവും പുതിയ ഐ‌പി‌ഒ വാർത്തകൾ, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഐ‌പി‌ഒകൾ, ആദായനികുതി കാൽക്കുലേറ്റർ വഴി നിങ്ങളുടെ നികുതി കണക്കാക്കുക, വിപണിയിൽ മികച്ച നഷ്ടം, മികച്ച നഷ്ടം, മികച്ച സ്റ്റോക്ക് ഫണ്ടുകൾ എന്നിവ കണ്ടെത്തുക. ഞങ്ങളെ പോലെ ഫേസ്ബുക്ക് ഞങ്ങളെ പിന്തുടരുക ട്വിറ്റർ. ഫിനാൻഷ്യൽ എക്സ്പ്രസ് ഇപ്പോൾ ടെലിഗ്രാമിലാണ്. ഞങ്ങളുടെ ചാനലിൽ ചേരാൻ ഇവിടെ ക്ലിക്കുചെയ്യുക ഏറ്റവും പുതിയ ബിസ് വാർത്തകളും അപ്‌ഡേറ്റുകളും ഉപയോഗിച്ച് കാലികമായി തുടരുക. Siehe auch കൊറോണ വൈറസ് 17,321 കേസുകളുമായി ഡിഎൻ മുന്നിലാണ്, 2021 ജൂൺ 9 ന് കേരളം മഹാരാഷ്ട്രയിലാണ് കേരളത്തിലെ എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങൾ ഒമിഗ്രോൺ പടർന്നുപിടിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല ഇവാൻ വുകൊമാനോവിച്ച്: കേരള ബ്ലാസ്റ്റേഴ്സിന് കൃത്യമായ ഏകാഗ്രതയും ശ്രദ്ധയും ഉണ്ട് മൂന്ന് മാസം മുമ്പ് കാണാതായ കേരള കോളേജ് വിദ്യാർത്ഥിയെ മുംബൈയിൽ കണ്ടെത്തി നാട്ടിലേക്ക് മടങ്ങി – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അവാർഡ് നേടിയ തൃത്താല വീട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ് ജീവിതശൈലി അലങ്കാരം നെയ്യാറ്റിൻകര എസ്എസ്എൽസി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്‍റ് കോട്ടുകാൽ കൃഷ്ണകുമാർ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പ്രദീപ്കുമാർ, വൈസ് പ്രസിഡന്‍റ് പി.എസ്. നാരായണൻനായർ, കരയോഗം വൈസ് പ്രസിഡന്‍റ് ജി. സുരേഷ്കുമാർ, സെകട്ടറി വി. രാജേന്ദ്രൻ, എസ്.എസ്. രവികുമാർ, പി. അരുൺ, പി.ജി. അനീഷ്, എസ്. പ്രേമകുമാർ, രതീഷ്കുമാർ, രാധേഷ്കൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു. ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് തിരുവനന്തപുരം: ജില്ലാ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനം വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളും കാര്യവട്ടം സായിയും തമ്മി മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി പോത്തൻകോട്: മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ മനുഷ്യന്‍റെ അസ നെടുമങ്ങാട് അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം എഫ്ഐജി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് വിഴിഞ്ഞം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കോവളം തീരത്ത് ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു.കോവിഡാനന്തര കാ മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുകുടുംബ പേടക പ്രയാണവും 39-ാമത് പിതൃ വേദി ജന്മദിനാഘോഷവും ഇന്ന് അമ്പൂരി: മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുക്കുടുംബ പേടക പ്രയാണവും 39-ാമത് പിതൃവേദി ജന്മദിനാഘോഷവും ഇന്ന് ഉച്ച കഴിഞ്ഞ് യുവാവിന്‍റെ മരണം കൊലപാതകം: മാതാവ് അറസ്റ്റിൽ വിഴിഞ്ഞം: യുവാവിന്‍റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലു മരപ്പട്ടിയെ കൊന്നു കറിവച്ചു; ഒരാൾ പിടിയിൽ കാട്ടാക്കട മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സാമൂഹിക സമത്വം ഇന്നിന്‍റെ അനിവാര്യത: കർദിനാൾ ക്ലീമിസ് തിരുവനന്തപുരം: ആരും പാർശ്വവത്ക്കരിക്കപ്പെടാതെ എല്ലാവരും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ ദൗത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക് കോളജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ് കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസം കോഴ്സ് തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേർണലിസം കോഴ്സിന്‍റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കി തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷ തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജ വെഞ്ഞാറമൂട്: സ്കൂളുകളിൽ കോവിഡ് മാനദണ്ഡ‍ം പാലിച്ച് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർഥികൾക്ക് കിളിമാനൂർ ,ആറ്റിങ്ങൽ, സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു; സിപിഎം- ബിജെപി പ്രകടനത്തെ തുടർന്ന് കാട്ടാക്കടയിൽ സംഘർഷാവസ്ഥ കാട്ടാക്കട കാട്ടാക്കടയിൽ ബിജെപി, സിപിഎം പ്രകടനം സംഘർഷാവസ്ഥ കലാശിച്ചു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ വ് കഞ്ചാവ് കേസ്: ഐടി പ്രഫഷണലിന്‍റെ ജാമ്യം തള്ളി തിരുവനന്തപുരം: പത്തു കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ഐടി പ്രഫഷണലായ പാങ്ങോട് തിരുമല സ്വദേശി ശ്രീറാമിന്‍ പനച്ചമൂട് സെന്‍റ് മേരീസ് മലങ്കര പുത്തൻ പള്ളി ഇടവക തിരുന്നാളിന് തുടക്കമായി പനച്ചമൂട് പനച്ചമൂട് പുത്തൻ പള്ളി സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ഇടവക തിരുന്നാളും വി നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ,അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള എ പൊന്മുടി യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു വിതുര: പൊന്മുടി ഗവണ്മെന്‍റ് യുപി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എംഎല്‍ എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നയിക്കുന്ന പദയാത്രയോടനുബന്ധിച്ച് പാളയം രക്തസാക്ഷി നഗരസഭ കെട്ടിട നികുതി അദാലത്ത് നടത്തി തിരുവനന്തപുരം: കെട്ടിട നികുതി ഒടുക്കിയതുമായി ബന്ധപ്പെട്ടുള്ള അദാലത്ത് നഗരസഭയിൽ സമാപിച്ചു. 50 ദിവസത്തിനുള്ളിൽ മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ പണിമുടക്കി; രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ കേടായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിത കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം; വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ്ഞ്ച് വിഴിഞ്ഞം: കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം നാളെ വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി; തേക്കുപാറയിൽ വീട് തകർന്നു വെള്ളറട: ശക്തമായ മഴയില്‍ വെള്ളറട ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി. ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മലീ നേമം ഗള്‍ഫില്‍ മലയാളി യുവാവ് മരിച്ചു. കാരയ്ക്കാമണ്ഡപം നടുവത്ത് വിള പുത്തന്‍ വീട്ടില്‍ സുരേഷ്‌കുമാറിന്‍റെയും ജിജിമോ ഇ ശ്രാം പോർട്ടൽ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺല മാലിന്യ സംസ്കരണം: മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍ തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്മാര്‍ട്ട് ഗാര്‍ബ മാലിന്യം നീക്കാൻ ആരുമില്ല; കുറ്റിച്ചലിൽ മാലിന്യ കൂമ്പാരം കാട്ടാക്കട മാലിന്യം നീക്കംനിലച്ചതോടെ കുറ്റിച്ചലിൽ മാലിന്യ കൂമ്പാരം. മഴ കൂടി എത്തിയതോടെ ജംഗ്ഷൻ ഉൾപ്പടെയുള്ള സ്ഥലങ്ങ പൈപ്പ് ലൈൻ സ്ഥാപിക്കൽ: വി.കെ. പ്രശാന്ത് എംഎൽഎ വിലയിരുത്തി തിരുവനന്തപുരം പേരൂർക്കട എകെജി നഗർ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടക്കുന്ന പ്രവൃത്തി വി.കെ. പ്ര അറ്റകുറ്റപ്പണിക്ക് പിന്നാലെ കാട്ടാക്കട -ബാലരാമപുരം റോഡ് തകർന്നു കാട്ടാക്കട അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കിയ കാട്ടാക്കട -ബാലരാമപുരം റോഡ് തകർന്നു. കനത്ത മഴയെത്തുടർന്നാണ് കെഎസ്ടിഎ ജില്ലാ സമ്മേളനം: സ്വാഗത സംഘ രൂപീകരിച്ചു പാലോട് കെഎസ്ടിഎ മുപ്പത്തിയൊന്നാം ജില്ലാ സമ്മേളനത്തിന്‍റെ സ്വാഗത സംഘ രൂപീകരണ യോഗം നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ ന ഗുരുദേവ ചിന്തകൾക്ക് എന്നും പ്രസക്തി: മന്ത്രി പി.എ.മഹമ്മദ് റിയാസ് ശ്രീകാര്യം: ഏത് കാലത്തും ഗുരുവിന്‍റെ ചിന്തകൾക്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പി.എ.മഹമ്മദ് റിയാസ് ചെമ്പഴന്തി ശ്രീ പാലോട് പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊച്ചുകരിക്കരം പാലംഅപകടാവസ്ഥയിൽ. പാലോടു നിന്നും പൊന്മുട നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂത്ത് ക്ലബുകള്‍ തമ്മില്‍ വിവിധ ഗയിമുകളില്‍ സം മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി വിഴിഞ്ഞം: മുറിക്കുള്ളിൽ അകപ്പെട്ട രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി. നെയ്യാറ്റിൻകര ഊരുട്ടമ്പലം സ്വദേശിനി സാന്ദ്ര ജന ജാഗ്രതാ കാമ്പയിന്‍ പദയാത്ര നാളെ മുതൽ വെഞ്ഞാറമൂട്: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നടത്തുന്ന ജാഗ്രതാ കാമ്പയിൻ പദയാത്രയ്ക്ക് നാളെ തുടക്കമ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ലിഫ്റ്റുകൾ പണിമുടക്കിൽ പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ പ്രധാന കവാടത്തിനു സമീപത്തെ ലിഫ്റ്റുകൾ പണിമുടക്കിയത് പൊതുജനങ്ങളെ ദുര കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറും ജീപ്പും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. ജീപ്പിൽ സഞ്ചരിച്ച മങ്ങാട്ടുകോണം സ്വദേ തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കരുതെന്ന് കെഎസ്‌സി-എം സംസ്ഥാന പ്രസിഡന്‍റ് റ്റോബി തൈപ്പറമ്പിൽ മന നെയ്യാറ്റിന്‍കര: കഞ്ചാവ് കടത്തു സംഘത്തിലെ രണ്ടു പേരെ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ അതിജീവനത്തിന് അത്താണി ചെറുകിട സംരഭങ്ങൾ: ഡോ. മേരി ജോർജ് തിരുവനനന്തപുരം: കോവിഡ് മഹാമാരി വരുത്തി വയ്ക്കുന്ന സാമ്പത്തിക തകർച്ചയിൽ നിന്നുള്ള അതിജീവനത്തിന് കേന്ദ്രകേരള സർക് തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ നാഷണൽ എസ്‌സി എസ്ടി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ല വിഴിഞ്ഞം :പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനും കെട്ടിടം നിർമിക്കാനുമായി മൂന്നു കോടി തിരുവനന്തപുരം: തിരുവനന്തപുരം വൈഎംസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ അഞ്ചിന് വൈകുന്നേരം ഏഴിനായി നടത്തും.വൈഎംസ നാടാർ വിഭാഗത്തെ സർക്കാർ വഞ്ചിച്ചു: ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള പിണറായി സർക്കാരിന്‍റെ തീരുമാനം നിയമവ സ്ത്രീധന പീഡനം കേസെടുക്കാൻ വൈകിയതായി യുവതിയുടെ ആരോപണം വിഴിഞ്ഞം: സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബക്കാർക്കുമെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതായി യുവതിയുടെ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം വിട്ട സംഭവം പെൺകുട്ടിയുടെ മാതാവ് ഡിവൈഎസ്പിക്ക് മൊഴി നൽകി കാട്ടാക്കട പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം വിട്ട മലയിൻകീഴ് പോലീസിനെതിരെ പെൺകുട്ടിയുടെ മാതാവ് കാട്ടാക മഴ: വെള്ളറട വില്ലേജ് ഓഫീസിനുള്ളില്‍ വെള്ളം കയറി വെള്ളറട: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ വെള്ളറട വെള്ളറട വില്ലേജ് ഒാഫീസിൽ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് തിരുവനന്തപുരം: ജില്ലാ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനം വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂളും കാര്യവട്ടം സായിയും തമ്മി മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപം മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി പോത്തൻകോട്: മഠവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ മനുഷ്യന്‍റെ അസ നെടുമങ്ങാട് അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം എഫ്ഐജി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് വിഴിഞ്ഞം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കോവളം തീരത്ത് ഭിന്നശേഷിക്കാരുടെ സ്ക്കൂബാ ഡൈവിംഗ് സംഘടിച്ചു.കോവിഡാനന്തര കാ മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുകുടുംബ പേടക പ്രയാണവും 39-ാമത് പിതൃ വേദി ജന്മദിനാഘോഷവും ഇന്ന് അമ്പൂരി: മാതൃ പിതൃവേദി അമ്പൂരി ഫൊറോന തിരുക്കുടുംബ പേടക പ്രയാണവും 39-ാമത് പിതൃവേദി ജന്മദിനാഘോഷവും ഇന്ന് ഉച്ച കഴിഞ്ഞ് യുവാവിന്‍റെ മരണം കൊലപാതകം: മാതാവ് അറസ്റ്റിൽ വിഴിഞ്ഞം: യുവാവിന്‍റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലു മരപ്പട്ടിയെ കൊന്നു കറിവച്ചു; ഒരാൾ പിടിയിൽ കാട്ടാക്കട മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സാമൂഹിക സമത്വം ഇന്നിന്‍റെ അനിവാര്യത: കർദിനാൾ ക്ലീമിസ് തിരുവനന്തപുരം: ആരും പാർശ്വവത്ക്കരിക്കപ്പെടാതെ എല്ലാവരും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവന്ന് തങ്ങളുടെ ദൗത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയ സംഭവം: ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ കുറ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്നിക് കോളജില്‍ നടത്തുന്ന ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ് കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസം കോഴ്സ് തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേർണലിസം കോഴ്സിന്‍റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കി തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷ തിരുവനന്തപുരം: ജനറല്‍ ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജ വെഞ്ഞാറമൂട്: സ്കൂളുകളിൽ കോവിഡ് മാനദണ്ഡ‍ം പാലിച്ച് ക്ലാസുകൾ ആരംഭിച്ചെങ്കിലും വിദ്യാർഥികൾക്ക് കിളിമാനൂർ ,ആറ്റിങ്ങൽ, സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു; സിപിഎം- ബിജെപി പ്രകടനത്തെ തുടർന്ന് കാട്ടാക്കടയിൽ സംഘർഷാവസ്ഥ കാട്ടാക്കട കാട്ടാക്കടയിൽ ബിജെപി, സിപിഎം പ്രകടനം സംഘർഷാവസ്ഥ കലാശിച്ചു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിൽ വ് കഞ്ചാവ് കേസ്: ഐടി പ്രഫഷണലിന്‍റെ ജാമ്യം തള്ളി തിരുവനന്തപുരം: പത്തു കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ഐടി പ്രഫഷണലായ പാങ്ങോട് തിരുമല സ്വദേശി ശ്രീറാമിന്‍ പനച്ചമൂട് സെന്‍റ് മേരീസ് മലങ്കര പുത്തൻ പള്ളി ഇടവക തിരുന്നാളിന് തുടക്കമായി പനച്ചമൂട് പനച്ചമൂട് പുത്തൻ പള്ളി സെന്‍റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്‍റെ ഇടവക തിരുന്നാളും വി നെടുമങ്ങാട്: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ,അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസില്‍ താഴെയുള്ള എ പൊന്മുടി യു പി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു വിതുര: പൊന്മുടി ഗവണ്മെന്‍റ് യുപി സ്‌കൂളിലെ നവീകരിച്ച കെട്ടിടം ഡി.കെ മുരളി എംഎല്‍ എ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി നയിക്കുന്ന പദയാത്രയോടനുബന്ധിച്ച് പാളയം രക്തസാക്ഷി നഗരസഭ കെട്ടിട നികുതി അദാലത്ത് നടത്തി തിരുവനന്തപുരം: കെട്ടിട നികുതി ഒടുക്കിയതുമായി ബന്ധപ്പെട്ടുള്ള അദാലത്ത് നഗരസഭയിൽ സമാപിച്ചു. 50 ദിവസത്തിനുള്ളിൽ മെഡിക്കൽ കോളജിലെ ലിഫ്റ്റുകൾ പണിമുടക്കി; രോഗികൾ ദുരിതത്തിൽ മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ കേടായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിത കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം; വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ്ഞ്ച് വിഴിഞ്ഞം: കടൽയാത്രക്കിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാൾക്ക് വേണ്ടി മാത്രം നാളെ വിഴിഞ്ഞത്ത് അടിയന്തര ക്രൂചെയ ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി; തേക്കുപാറയിൽ വീട് തകർന്നു വെള്ളറട: ശക്തമായ മഴയില്‍ വെള്ളറട ഹോമിയോ ആശുപത്രിയില്‍ വെള്ളംകയറി. ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മലീ നേമം ഗള്‍ഫില്‍ മലയാളി യുവാവ് മരിച്ചു. കാരയ്ക്കാമണ്ഡപം നടുവത്ത് വിള പുത്തന്‍ വീട്ടില്‍ സുരേഷ്‌കുമാറിന്‍റെയും ജിജിമോ ഇ ശ്രാം പോർട്ടൽ ഉദ്ഘാടനം ചെയ്തു നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളികൾക്കുള്ള ഓൺല മാലിന്യ സംസ്കരണം: മൊബൈല്‍ ആപ്പുമായി ഹരിത കേരള മിഷന്‍ തിരുവനന്തപുരം: തദ്ദേശ സ്ഥാപന തലത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്മാര്‍ട്ട് ഗാര്‍ബ മാലിന്യം നീക്കാൻ ആരുമില്ല; കുറ്റിച്ചലിൽ മാലിന്യ കൂമ്പാരം കാട്ടാക്കട മാലിന്യം നീക്കംനിലച്ചതോടെ കുറ്റിച്ചലിൽ മാലിന്യ കൂമ്പാരം. മഴ കൂടി എത്തിയതോടെ ജംഗ്ഷൻ ഉൾപ്പടെയുള്ള സ്ഥലങ്ങ പൈപ്പ് ലൈൻ സ്ഥാപിക്കൽ: വി.കെ. പ്രശാന്ത് എംഎൽഎ വിലയിരുത്തി തിരുവനന്തപുരം പേരൂർക്കട എകെജി നഗർ റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടക്കുന്ന പ്രവൃത്തി വി.കെ. പ്ര അറ്റകുറ്റപ്പണിക്ക് പിന്നാലെ കാട്ടാക്കട -ബാലരാമപുരം റോഡ് തകർന്നു കാട്ടാക്കട അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കിയ കാട്ടാക്കട -ബാലരാമപുരം റോഡ് തകർന്നു. കനത്ത മഴയെത്തുടർന്നാണ് കെഎസ്ടിഎ ജില്ലാ സമ്മേളനം: സ്വാഗത സംഘ രൂപീകരിച്ചു പാലോട് കെഎസ്ടിഎ മുപ്പത്തിയൊന്നാം ജില്ലാ സമ്മേളനത്തിന്‍റെ സ്വാഗത സംഘ രൂപീകരണ യോഗം നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ ന ഗുരുദേവ ചിന്തകൾക്ക് എന്നും പ്രസക്തി: മന്ത്രി പി.എ.മഹമ്മദ് റിയാസ് ശ്രീകാര്യം: ഏത് കാലത്തും ഗുരുവിന്‍റെ ചിന്തകൾക്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പി.എ.മഹമ്മദ് റിയാസ് ചെമ്പഴന്തി ശ്രീ പാലോട് പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊച്ചുകരിക്കരം പാലംഅപകടാവസ്ഥയിൽ. പാലോടു നിന്നും പൊന്മുട നെടുമങ്ങാട്: പനവൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂത്ത് ക്ലബുകള്‍ തമ്മില്‍ വിവിധ ഗയിമുകളില്‍ സം മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി വിഴിഞ്ഞം: മുറിക്കുള്ളിൽ അകപ്പെട്ട രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി. നെയ്യാറ്റിൻകര ഊരുട്ടമ്പലം സ്വദേശിനി സാന്ദ്ര ജന ജാഗ്രതാ കാമ്പയിന്‍ പദയാത്ര നാളെ മുതൽ വെഞ്ഞാറമൂട്: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നടത്തുന്ന ജാഗ്രതാ കാമ്പയിൻ പദയാത്രയ്ക്ക് നാളെ തുടക്കമ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ലിഫ്റ്റുകൾ പണിമുടക്കിൽ പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ പ്രധാന കവാടത്തിനു സമീപത്തെ ലിഫ്റ്റുകൾ പണിമുടക്കിയത് പൊതുജനങ്ങളെ ദുര കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് കഴക്കൂട്ടം കാട്ടായിക്കോണത്ത് കാറും ജീപ്പും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്. ജീപ്പിൽ സഞ്ചരിച്ച മങ്ങാട്ടുകോണം സ്വദേ തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കരുതെന്ന് കെഎസ്‌സി-എം സംസ്ഥാന പ്രസിഡന്‍റ് റ്റോബി തൈപ്പറമ്പിൽ മന നെയ്യാറ്റിന്‍കര: കഞ്ചാവ് കടത്തു സംഘത്തിലെ രണ്ടു പേരെ നെയ്യാറ്റിന്‍കരയില്‍ നിന്ന് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അറസ അതിജീവനത്തിന് അത്താണി ചെറുകിട സംരഭങ്ങൾ: ഡോ. മേരി ജോർജ് തിരുവനനന്തപുരം: കോവിഡ് മഹാമാരി വരുത്തി വയ്ക്കുന്ന സാമ്പത്തിക തകർച്ചയിൽ നിന്നുള്ള അതിജീവനത്തിന് കേന്ദ്രകേരള സർക് തിരുവനന്തപുരം: ഡോ. ബി.ആർ. അംബേദ്കർ നാഷണൽ എസ്‌സി എസ്ടി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ല വിഴിഞ്ഞം :പുല്ലുവിള സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനും കെട്ടിടം നിർമിക്കാനുമായി മൂന്നു കോടി തിരുവനന്തപുരം: തിരുവനന്തപുരം വൈഎംസിഎയുടെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ അഞ്ചിന് വൈകുന്നേരം ഏഴിനായി നടത്തും.വൈഎംസ നാടാർ വിഭാഗത്തെ സർക്കാർ വഞ്ചിച്ചു: ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനുള്ള പിണറായി സർക്കാരിന്‍റെ തീരുമാനം നിയമവ സ്ത്രീധന പീഡനം കേസെടുക്കാൻ വൈകിയതായി യുവതിയുടെ ആരോപണം വിഴിഞ്ഞം: സ്ത്രീധന പീഡനത്തിന് ഭർത്താവിനും കുടുംബക്കാർക്കുമെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതായി യുവതിയുടെ പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം വിട്ട സംഭവം പെൺകുട്ടിയുടെ മാതാവ് ഡിവൈഎസ്പിക്ക് മൊഴി നൽകി കാട്ടാക്കട പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം വിട്ട മലയിൻകീഴ് പോലീസിനെതിരെ പെൺകുട്ടിയുടെ മാതാവ് കാട്ടാക മഴ: വെള്ളറട വില്ലേജ് ഓഫീസിനുള്ളില്‍ വെള്ളം കയറി വെള്ളറട: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ വെള്ളറട വെള്ളറട വില്ലേജ് ഒാഫീസിൽ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod പെരിന്തൽമണ്ണ: കന്നുകാലി കർഷകർക്കു മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനു വേണ്ടിയും മൃഗസംരക്ഷണ വകുപ്പ് കർഷക ഉപകാരപ്രദമാകുന്നതിനു വേണ്ടിയും പുന:സംഘടിപ്പിക്കണമെന്നു കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ പെരിന്തൽമണ്ണ മേഖലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ജോയിന്‍റ് കൗണ്‍സിൽ സംസ്ഥാന കമ്മിറ്റി അംഗം രാകേഷ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎൽഐയു ജില്ലാ സെക്രട്ടറി മധു, ജോയിന്‍റ് കൗണ്‍സിൽ മേഖലാ സെക്രട്ടറി അരുണ്‍ എസ്. പ്രസാദ്, കേശവൻ, ജിഷ്ണു, സുബ്രഹ്മണ്യൻ കുരീരി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുബ്രഹ്മണ്യൻ കുരീരി, ട്രഷറർ സിബി ജോസ് എന്നിവരെ തെരഞ്ഞെടുത്തു. ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂക്കോട്ടുംപാടം: പരിയങ്ങാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പൂക്കോട്ടുംപാടം പോലീസിന്‍ പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു പെരിന്തൽമണ്ണ: പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. മക്കരപ്പറന്പ അങ്ങാടിയിലെ ഇടവഴിക്കൽ സ്റ്റോർ എ വന്യമൃഗശല്യത്തിനു പരിഹാരം വേണം: നിലന്പൂർ വികസന സമിതി നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിൽ ഉൾപ്പെടാത്ത വഴിക്കടവ്-മഞ്ചേരി ഭാഗം ഉടൻ പ്രവൃത്തി നടത്തണമെന്ന പെരിന്തൽമണ്ണയിൽ മണൽക്കടത്തു വാഹനങ്ങൾ നീക്കി തുടങ്ങി പെരിന്തൽമണ്ണ: മണൽക്കടത്തിനു പിടികൂടി പോലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ നീക്കിത്തുടങ്ങി. സ്കൂളിന്‍റെ ചുറ്റുമതിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു കരുവാരകുണ്ട്: തുവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനു നിർമിക്കുന്ന ചുറ്റുമതിലിന്‍റെ പ്രവർത്തനോദ്ഘാടനം എ.പി.അനി കരുവാരകുണ്ട്: ലോക ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കരു മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീ പിതാവിനെ മർദിച്ചു അവശനാക്കിയ മകനെ അറസ്റ്റ് ചെയ്തു പാണ്ടിക്കാട്: പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒടോമ്പറ്റ സ്വദേശി മേല പെരിന്തൽമണ്ണ: പതിനെട്ടു വയസിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ കുടുംബത്തിന് പിന്തുണ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടെ 50 രൂപയ്ക്ക് ലഭ്യമാക്കണം പെരിന്തൽമണ്ണ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടു കൂടി 50 രൂപയ്ക്ക് ലഭ്യമാക്കണമെന്നും തൊഴി പൂക്കോട്ടുംപാടം: ചേലോട് പാടശേഖര സമിതിയും ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റും ചേർന്ന് ജനജാഗ്രത സദസ താഴേക്കോട്: പഞ്ചായത്ത് ഭരണസമിതിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സോഫിയ പെരി അധ്യാപകനെ പഞ്ചായത്തു പ്രസിഡന്‍റ് മർദിച്ചതായി പരാതി കാളികാവ്: സ്കൂളിൽ നിന്നു റിലീവ് ചെയ്ത് പോകാനിരിക്കെ പ്രധാനാധ്യാപകന്‍റെ ചുമതലയുള്ള അധ്യാപകനെ സ്കൂളിൽ കയറി കുട്ടിക കാളികാവ്: ഉദരംപൊയിൽ ജിഎൽപി സ്കൂൾ അധ്യാപകനെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ടിഎ വണ്ടൂ കാളികാവ്: സ്കൂളിൽ യോഗം ചേരാൻ പറ്റില്ലെന്ന് പറഞ്ഞു സ്കൂളിൽ നിന്നു ഇറക്കി വിടുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ കൈയേറ മാലിന്യ പ്രശ്നം: പ്രതിപക്ഷത്തിന്‍റേത് സമരാഭാസമെന്നു ഭരണസമിതി നിലന്പൂർ:ഇരുപതു വർഷം അധികാരത്തിലിരുന്നിട്ട് മാലിന്യ സംസ്കരണത്തിനായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് നഗരസഭയിലെ ഇപ പെരിന്തൽമണ്ണ: ജനുവരി എട്ട് ഒന്പത് തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാല ഏഴിന് മലപ്പുറം: വനിതാശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണം മ മൗലാനയിൽ ഫിസിയോതെറാപ്പി പരിശോധനാ ക്യാന്പ് നടത്തി പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗം സൗജ മലപ്പുറം: ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്‍റെ നേതൃത്വത്തില്‍ നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കന്പനി സെക്രട്ടറിഷിപ്പ് എന്ന വ മലപ്പുറം: എടപ്പാളിൽ നിർമിക്കുന്ന സ്കിൽ ഡവലപ്പ്മെന്‍റ് ട്രെയിനിംഗ്്, മാർക്കറ്റിംഗ്്, കൾച്ചറൽ സെന്‍ററുകളുടെ കെട്ടിട നി പെരിന്തൽമണ്ണ: ആർഎസ്എസ് കാര്യാലയത്തിനു നേരേ പെട്രോൾ ബോംബേറിഞ്ഞു. പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിനു നേരേയാണ് വഖഫ് മന്ത്രി ജിഫ്രി തങ്ങളെ സന്ദർശിച്ചു മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരായി മസ്ജിദുകളിൽ പ്രതിഷേധിക്കേണ്ട ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങും നിലന്പൂർ: നിലന്പൂർ നിന്നു തുടങ്ങുന്നതും നിലന്പൂർ വഴി പോകുന്നതുമായ ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങുമെന്ന് കെഎസ്ആർ സന്നദ്ധ സംഘടനകളുടെ ഡയാലിസിസ് സെന്‍റർ മാതൃക: മുഖ്യമന്ത്രി അരിക്കോട്: ജീവിത ശൈലി രോഗങ്ങൾ അധികരിച്ചു വരുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജ ആർബിഐ നീക്കം ജനാധിപത്യ വിരുദ്ധം: ആര്യാടൻ മുഹമ്മദ് മലപ്പുറം: കോണ്‍ഗ്രസ് രൂപം നൽകിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാർഷി സ്കൂളിൽ മോഷണം; ഓഫീസ് മുറിയിൽ തീയിട്ടു തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. മോഷ്ടാക്കൾ ഓഫീസ് മുറിയിൽ തീയിട്ടു. കന്പൂട്ടർ ര മലപ്പുറം: കർണാടകയിൽ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തന കരുവാരകുണ്ട്: ജില്ലയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തത് വിവിധ രജിസ്ട്രേഷനുകളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. മ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്നു പര്യടനം തുടങ്ങും മലപ്പുറം: തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പര്യടനം തുടങ്ങും. കെ പെരിന്തൽമണ്ണ: നിരവധി മണൽ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്ന ബീറു ഫൈസൽ ആണ് പിട ജീവനക്കാരുടെ കുറവ്; നിലന്പൂർ കെഎസ്ആർടിസിയിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു നിലന്പൂർ: ജീവനക്കാരുടെ കുറവിനെ തുടർന്ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നു. ക അരീക്കോട്: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളെ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം തൊഴിലവസ എടക്കരയിൽ പോക്സോ കേസുകളിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ എടക്കര: പോക്സോ കേസുകളിൽ ഉൾപ്പെട്ട രണ്ടു യുവാക്കളെ എടക്കര പോലിസ് അറസ്റ്റ് ചെയ്തു. കുന്നുമ്മൽപൊട്ടി തണ്ണിക്കടവ് പു നിലന്പൂർ: മദ്രസാധ്യാപകന്‍റെ മർദനത്തെ തുടർന്നു എട്ടുവയസുകാരിക്കും എട്ടുവയസുകാരനും പരിക്ക്. ചാലിയാർ പഞ്ചായത്തിലെ പൂക്കോട്ടുംപാടം: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയുടെ വിദൂര വിദ്യഭ്യാസ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. നിലവിൽ അലിഗഢ് വിദ പെരിന്തൽമണ്ണ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ പെരിന്തൽമണ്ണ ബ്ലോക്കുതല ഉദ്ഘാടനം കീഴാറ്റൂർ സിഡിഎസിന്‍റെ ആഭിമുഖ്യത്ത മലപ്പുറം: ലോക ഭിന്നശേഷി ഭിനാചരണത്തിന്‍റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് മലപ്പുറം എംഎസ്പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പ പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂക്കോട്ടുംപാടം: പരിയങ്ങാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പൂക്കോട്ടുംപാടം പോലീസിന്‍ പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു പെരിന്തൽമണ്ണ: പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. മക്കരപ്പറന്പ അങ്ങാടിയിലെ ഇടവഴിക്കൽ സ്റ്റോർ എ വന്യമൃഗശല്യത്തിനു പരിഹാരം വേണം: നിലന്പൂർ വികസന സമിതി നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിൽ ഉൾപ്പെടാത്ത വഴിക്കടവ്-മഞ്ചേരി ഭാഗം ഉടൻ പ്രവൃത്തി നടത്തണമെന്ന പെരിന്തൽമണ്ണയിൽ മണൽക്കടത്തു വാഹനങ്ങൾ നീക്കി തുടങ്ങി പെരിന്തൽമണ്ണ: മണൽക്കടത്തിനു പിടികൂടി പോലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ നീക്കിത്തുടങ്ങി. സ്കൂളിന്‍റെ ചുറ്റുമതിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു കരുവാരകുണ്ട്: തുവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനു നിർമിക്കുന്ന ചുറ്റുമതിലിന്‍റെ പ്രവർത്തനോദ്ഘാടനം എ.പി.അനി കരുവാരകുണ്ട്: ലോക ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കരു മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീ പിതാവിനെ മർദിച്ചു അവശനാക്കിയ മകനെ അറസ്റ്റ് ചെയ്തു പാണ്ടിക്കാട്: പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒടോമ്പറ്റ സ്വദേശി മേല പെരിന്തൽമണ്ണ: പതിനെട്ടു വയസിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ കുടുംബത്തിന് പിന്തുണ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടെ 50 രൂപയ്ക്ക് ലഭ്യമാക്കണം പെരിന്തൽമണ്ണ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടു കൂടി 50 രൂപയ്ക്ക് ലഭ്യമാക്കണമെന്നും തൊഴി പൂക്കോട്ടുംപാടം: ചേലോട് പാടശേഖര സമിതിയും ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റും ചേർന്ന് ജനജാഗ്രത സദസ താഴേക്കോട്: പഞ്ചായത്ത് ഭരണസമിതിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സോഫിയ പെരി അധ്യാപകനെ പഞ്ചായത്തു പ്രസിഡന്‍റ് മർദിച്ചതായി പരാതി കാളികാവ്: സ്കൂളിൽ നിന്നു റിലീവ് ചെയ്ത് പോകാനിരിക്കെ പ്രധാനാധ്യാപകന്‍റെ ചുമതലയുള്ള അധ്യാപകനെ സ്കൂളിൽ കയറി കുട്ടിക കാളികാവ്: ഉദരംപൊയിൽ ജിഎൽപി സ്കൂൾ അധ്യാപകനെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ടിഎ വണ്ടൂ കാളികാവ്: സ്കൂളിൽ യോഗം ചേരാൻ പറ്റില്ലെന്ന് പറഞ്ഞു സ്കൂളിൽ നിന്നു ഇറക്കി വിടുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ കൈയേറ മാലിന്യ പ്രശ്നം: പ്രതിപക്ഷത്തിന്‍റേത് സമരാഭാസമെന്നു ഭരണസമിതി നിലന്പൂർ:ഇരുപതു വർഷം അധികാരത്തിലിരുന്നിട്ട് മാലിന്യ സംസ്കരണത്തിനായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് നഗരസഭയിലെ ഇപ പെരിന്തൽമണ്ണ: ജനുവരി എട്ട് ഒന്പത് തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാല ഏഴിന് മലപ്പുറം: വനിതാശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണം മ മൗലാനയിൽ ഫിസിയോതെറാപ്പി പരിശോധനാ ക്യാന്പ് നടത്തി പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗം സൗജ മലപ്പുറം: ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്‍റെ നേതൃത്വത്തില്‍ നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കന്പനി സെക്രട്ടറിഷിപ്പ് എന്ന വ മലപ്പുറം: എടപ്പാളിൽ നിർമിക്കുന്ന സ്കിൽ ഡവലപ്പ്മെന്‍റ് ട്രെയിനിംഗ്്, മാർക്കറ്റിംഗ്്, കൾച്ചറൽ സെന്‍ററുകളുടെ കെട്ടിട നി പെരിന്തൽമണ്ണ: ആർഎസ്എസ് കാര്യാലയത്തിനു നേരേ പെട്രോൾ ബോംബേറിഞ്ഞു. പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിനു നേരേയാണ് വഖഫ് മന്ത്രി ജിഫ്രി തങ്ങളെ സന്ദർശിച്ചു മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരായി മസ്ജിദുകളിൽ പ്രതിഷേധിക്കേണ്ട ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങും നിലന്പൂർ: നിലന്പൂർ നിന്നു തുടങ്ങുന്നതും നിലന്പൂർ വഴി പോകുന്നതുമായ ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങുമെന്ന് കെഎസ്ആർ സന്നദ്ധ സംഘടനകളുടെ ഡയാലിസിസ് സെന്‍റർ മാതൃക: മുഖ്യമന്ത്രി അരിക്കോട്: ജീവിത ശൈലി രോഗങ്ങൾ അധികരിച്ചു വരുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജ ആർബിഐ നീക്കം ജനാധിപത്യ വിരുദ്ധം: ആര്യാടൻ മുഹമ്മദ് മലപ്പുറം: കോണ്‍ഗ്രസ് രൂപം നൽകിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാർഷി സ്കൂളിൽ മോഷണം; ഓഫീസ് മുറിയിൽ തീയിട്ടു തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. മോഷ്ടാക്കൾ ഓഫീസ് മുറിയിൽ തീയിട്ടു. കന്പൂട്ടർ ര മലപ്പുറം: കർണാടകയിൽ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തന കരുവാരകുണ്ട്: ജില്ലയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തത് വിവിധ രജിസ്ട്രേഷനുകളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. മ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്നു പര്യടനം തുടങ്ങും മലപ്പുറം: തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പര്യടനം തുടങ്ങും. കെ പെരിന്തൽമണ്ണ: നിരവധി മണൽ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്ന ബീറു ഫൈസൽ ആണ് പിട ജീവനക്കാരുടെ കുറവ്; നിലന്പൂർ കെഎസ്ആർടിസിയിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു നിലന്പൂർ: ജീവനക്കാരുടെ കുറവിനെ തുടർന്ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നു. ക അരീക്കോട്: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളെ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം തൊഴിലവസ എടക്കരയിൽ പോക്സോ കേസുകളിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ എടക്കര: പോക്സോ കേസുകളിൽ ഉൾപ്പെട്ട രണ്ടു യുവാക്കളെ എടക്കര പോലിസ് അറസ്റ്റ് ചെയ്തു. കുന്നുമ്മൽപൊട്ടി തണ്ണിക്കടവ് പു നിലന്പൂർ: മദ്രസാധ്യാപകന്‍റെ മർദനത്തെ തുടർന്നു എട്ടുവയസുകാരിക്കും എട്ടുവയസുകാരനും പരിക്ക്. ചാലിയാർ പഞ്ചായത്തിലെ പൂക്കോട്ടുംപാടം: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയുടെ വിദൂര വിദ്യഭ്യാസ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. നിലവിൽ അലിഗഢ് വിദ പെരിന്തൽമണ്ണ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ പെരിന്തൽമണ്ണ ബ്ലോക്കുതല ഉദ്ഘാടനം കീഴാറ്റൂർ സിഡിഎസിന്‍റെ ആഭിമുഖ്യത്ത മലപ്പുറം: ലോക ഭിന്നശേഷി ഭിനാചരണത്തിന്‍റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് മലപ്പുറം എംഎസ്പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പ പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ തൃശൂർ ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ തൃശൂർ ഗവൺമെന്‍റ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ആര്യന് ലൈഫ് കോച്ച്; ഷാരൂഖ് കണ്ടെത്തിയത് വിവാഹമോചന സമയത്ത് ഹൃത്വികിനെ സഹായിച്ച അര്‍ഫീനെ Shah Rukh Khan hires life coach for Aryan Khan ആര്യന് ലൈഫ് കോച്ച്; ഷാരൂഖ് കണ്ടെത്തിയത് വിവാഹമോചന സമയത്ത് ഹൃത്വികിനെ സഹായിച്ച അര്‍ഫീനെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയയില്‍ കഴിഞ്ഞപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നത് ആര്യന്‍ ഖാന് ജീവിതത്തില്‍ പുതിയ പാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ലൈഫ് കോച്ചിനെ നിയമിച്ച് ഷാരൂഖ് ഖാന്‍. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയയില്‍ കഴിഞ്ഞപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നത്. ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ കോച്ച്. സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ആര്‍ഫീന്‍ ഖാന്‍ ആയിരുന്നു. ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ പിന്തുണയറിയിച്ച് ഹൃത്വിക് എത്തിയിരുന്നു. ഷാരൂഖ് ഖാനും ഹൃത്വിക്കും തമ്മിലുള്ള വ്യക്തി ബന്ധമാണ് ആര്യന് ലൈഫ് കോച്ചായി അര്‍ഫീന്‍ ഖാനെ നിയമിക്കാന്‍ കരണമെന്നാണ് വിവരം. ആര്യന് പുതിയ ബോര്‍ഡിഗാര്‍ഡിനെ തേടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലൈഫ് കോച്ചിനെ നിയമിച്ച വിവരം അറിയിച്ചത്. അതേസമയം ആര്യന്‍ ഖാനും ഒപ്പം അറസ്റ്റിലായവരും ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ആര്യനും ഒപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർച്ചയായി റേഷൻ വാങ്ങാതെ 40,000 പേർ; ഇനി സൗജന്യ, സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല Samakalika Malayalam തുടർച്ചയായി റേഷൻ വാങ്ങാതെ 40,000 പേർ; ഇനി സൗജന്യ, സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കില്ല കൊച്ചി: തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 39,515 പേർക്ക് ആനുകൂല്യം നഷ്ടമായി. മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്കാണ് ആനുകൂല്യം നഷ്ടപ്പെട്ടത്. ബിപിഎൽ, അന്ത്യോദയ, എൻപിഎസ് വിഭാഗങ്ങളിൽപ്പെട്ട ഇവരുടെ റേഷൻ കാർഡുകൾ എപിഎല്ലിലേക്ക് മാറ്റി. പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് അനർഹരായവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. ഇവർക്ക് സൗജന്യ, സബ്സിഡി നിരക്കിൽ റേഷൻ സാധനങ്ങൾ ഇനി ലഭിക്കില്ല. സംസ്ഥാനത്ത് എറ്റവുമധികം കാർഡുകൾ എപിഎല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലാണ് 6139പേർ. 5026 പേരുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് അനർഹർ ദാരിദ്ര്യ രേഖയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് വയനാട് ജില്ലയിലാണ് 737 പേർ. പൊതുവിതരണ സമ്പ്രദായത്തിലെ തട്ടിപ്പുകളും അനർഹരായ ബിപിഎൽ കാർഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞ വർഷം മുതലാണ് പൊതുവിതരണ വകുപ്പ് തുനിഞ്ഞിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി റേഷൻ വാങ്ങാത്തവരെ കണ്ടെത്തി കാർഡ് അപ്ഗ്രേഡ്‌ ചെയ്തു തുടങ്ങിയത്. റേഷൻ ആനുകൂല്യം APL BPL സോഫ്റ്റ്‌വെയര്‍ അന്ത്യോദയ കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ലോകത്ത് ഒട്ടുമിക്കരാജ്യങ്ങളിലും ഹിന്ദുമതവിശ്വാസികളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് ഒരു ആഗോള പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ ഉന്നയിക്കപ്പെടാറില്ല. നമ്മുടെ തൊട്ടടുത്ത രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും വര്‍ഷങ്ങളായി ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഇന്ത്യയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അഭയാര്‍ത്ഥികളായി അവരെത്തുമ്പോള്‍ പൗരത്വം കൊടുക്കാന്‍ പോലും ഇവിടത്തെ മതേതര നിയമങ്ങള്‍ മൂലം സാധ്യമാകുന്നില്ല. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം ഇപ്പോള്‍ കെട്ടടങ്ങിയിരിക്കുകയാണ്. ഇപ്പോഴാണ് മാതൃഭൂമിക്ക് (ഒക്‌ടോബര്‍ 3) അതിനെക്കുറിച്ച് ലേഖനമെഴുതാന്‍ തോന്നുന്നത്. ”ചത്തകൊച്ചിന്റെ ജാതകം എഴുതിയിട്ടു” കാര്യമില്ല. എങ്കിലും ഇനിയുള്ള കാലത്തേയ്ക്ക് അതൊരു പാഠമായിരിക്കും. ശ്രീലങ്കന്‍ പ്രശ്‌നം ഒരു ഹിന്ദു- ബൗദ്ധപ്രശ്‌നമായിരുന്നില്ല. സിംഹള-തമിഴ് പ്രശ്‌നമായിരുന്നു. തമിഴരില്‍ നല്ലൊരു പങ്ക് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുമുണ്ട്. തമിഴ് വംശീയപ്രശ്‌നങ്ങളില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ചു നിന്നാണ് പോരടിച്ചത്. മുസ്ലീങ്ങള്‍ തമിഴരായിരുന്നെങ്കിലും തമിഴ് പ്രശ്‌നത്തില്‍ ഒപ്പം നിന്നില്ല. സിംഹള മുസ്ലീങ്ങളും തമിഴ് മുസ്ലീങ്ങളും ഒരുമിച്ചു ചേര്‍ന്ന് മൂന്നാമതൊരു വിഭാഗമായി മാറി നില്‍ക്കുകയായിരുന്നു. തമിഴരുടെ വിദ്യാഭ്യാസമേഖലയിലെ മുന്നേറ്റത്തില്‍ സിംഹളര്‍ക്കുണ്ടായ അസൂയയാണ് കലാപങ്ങള്‍ക്കു വഴി മരുന്നിട്ടത്. ധാരാളം മനുഷ്യജീവനുകള്‍ പൊലിഞ്ഞ കലാപങ്ങള്‍ ഒടുവില്‍ ഒന്നും നേടാതെ തകര്‍ന്നു. കലാപങ്ങള്‍ക്കു പകരം സമാധനപരമായ സമരമാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ തമിഴര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട നില കൈവരിക്കാനാകുമായിരുന്നു. ഇന്ത്യയുടെ ഇടപെടലുകളും പ്രഭാകരന്റെ ഭ്രാന്തന്‍ നിലപാടുകളും തമിഴരുടെ ദുരിതം ഇരട്ടിപ്പിച്ചു. ഒരു വിദേശരാജ്യത്തിന്റെ പിന്‍തുണയില്ലാതെ തമിഴ് ലിബറേഷന്‍ ആര്‍മിയെ നേരിടാന്‍ ശ്രീലങ്കന്‍ പട്ടാളത്തിനു കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പേരു പറഞ്ഞ് ചൈനയുടെയും പാകിസ്ഥാന്റെയും പിന്‍തുണ അവര്‍ നേടിയെടുത്തു. രക്തരൂക്ഷിതമായ ഒരുപരിഹാരത്തിലേയ്ക്കു കാര്യങ്ങള്‍ നീക്കിയത് പ്രഭാകരന്റെ അക്രമാഭിമുഖ്യവും അധികാരമോഹവുമായിരുന്നു. നോര്‍വെയുടെ സമാധാന ശ്രമങ്ങള്‍ക്കു പുലികള്‍ വഴങ്ങിയിരുന്നെങ്കില്‍ ശ്രീലങ്കയ്ക്കുള്ളില്‍ തമിഴ് നിയന്ത്രണത്തിലുള്ള ഒരു ഒട്ടോണമസ് സ്റ്റേറ്റ് രൂപീകൃതമാകുമായിരുന്നു. എന്നാല്‍ അങ്ങനെയുണ്ടാകുന്ന സ്റ്റേറ്റില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പു നടന്നാല്‍ തമിഴര്‍ അവരുടെ നേതാവായി തിരഞ്ഞെടുക്കുക പ്രഭാകരനെയാകില്ല എന്ന് ആ വിപ്ലവനേതാവിന് അറിയാമായിരുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് പ്രഭാകരന്‍ സമാധാനശ്രമങ്ങള്‍ക്കു മുഖം തിരിഞ്ഞു നിന്നത്. സിംഹളരെ പ്രഭാകരന് തീരെ വിശ്വാസമില്ല എന്നതും അയാളുടെ തീരുമാനങ്ങള്‍ക്ക് ഒരു കാരണമായി. അക്രമമാര്‍ഗത്തിലൂടെയുള്ള പ്രശ്‌നപരിഹാരം വലിയൊരളവുവരെ അസാധ്യമാണെന്നുള്ളതിന്റെ സൂചനയാണ് ശ്രീലങ്കന്‍ പ്രശ്‌നം കാണിക്കുന്നത്. തമിഴര്‍ മറ്റേതെങ്കിലും മതവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ കുറച്ചുകൂടി പിന്‍തുണ ആഗോളതലത്തില്‍ അവര്‍ക്കു ലഭിക്കുമായിരുന്നു. ഹിന്ദുക്കളായതിനാല്‍ യു.എസിന്റെ കാര്യമായ പിന്‍തുണ ലഭിച്ചില്ല. സഹായിക്കാന്‍ ആകെയുണ്ടായിരുന്ന ഒരേയൊരു ശക്തിയായ ഇന്ത്യയുടെ നിലപാടുകള്‍ ബുദ്ധിശൂന്യമായിപ്പോയി. പീസ് കീപ്പിങ്ങ് ഫോഴ്‌സ് എന്ന പേരില്‍ ഒരു പട്ടാളത്തെ ഇറക്കി തമിഴരോടു യുദ്ധം ചെയ്ത ഇന്ത്യയുടെ വിഡ്ഢിത്തം ഒരിക്കലും തിരുത്താനാകാത്ത വമ്പന്‍ തെറ്റുതന്നെ. കുറച്ചുകൂടി ബുദ്ധിപരവും ആത്മാര്‍ത്ഥവുമായ നിലപാടുള്ള ഒരു ഭരണകൂടം ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ പൂ പറിക്കും പോലെ ശാന്തമായി ശ്രീലങ്കന്‍ വംശീയ പ്രശ്‌നം പരിഹരിക്കാനാകുമായിരുന്നു. ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു ലോക പ്ലാറ്റ്‌ഫോം ഹിന്ദുക്കള്‍ക്കില്ല എന്നതാണ് അവരുടെ ഗതികേടിനു കാരണം. ഇന്ത്യ കേന്ദ്രമാക്കിക്കൊണ്ട് ഹിന്ദുക്കള്‍ക്ക് ഒരു ഗ്ലോബല്‍ ഐക്യം രൂപപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂ. തമിഴരെ നേരിടാനായി ചൈനക്കടിമപ്പെട്ട ശ്രീലങ്ക ഇപ്പോള്‍ വലിയ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നത്. വൈകാതെ ചൈനയുടെ കോളനിയായി ശ്രീലങ്ക മാറുമോ എന്നുതന്നെ സംശയം. ഇത് ഇന്ത്യയ്ക്ക് നല്ലൊരവസരമാണ്. ആ രാജ്യവുമായി അതിപൗരാണികകാലത്തുണ്ടായിരുന്ന ഐക്യം പുനഃസ്ഥാപിക്കാന്‍ നല്ലൊരവസരം കൈവന്നിരിക്കുന്നു. ഇന്ത്യ അതു പ്രയോജനപ്പെടുത്തുമെന്നു നമുക്കു പ്രത്യാശിക്കാം. ശ്രീലങ്ക സത്യത്തില്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്. അവിടത്തെ ഹിന്ദുക്കള്‍ സിംഹളര്‍ പ്രചരിപ്പിക്കും പോലെ തമിഴ്‌നാട്ടില്‍ നിന്നും ചെന്നു ചേര്‍ന്നവരല്ല. പ്രാചീന ശ്രീലങ്കന്‍ ജനത ഹിന്ദുക്കളായിരുന്നു. അശോകന്റെ ഭരണകാലത്ത് ബുദ്ധമതമാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്തത്. അത് ശ്രീലങ്കക്കാര്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ആ രാജ്യം ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന ചരിത്രയാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊള്ളും. മാതൃഭൂമി ഇപ്പോള്‍ കൂടുതല്‍ കവിതകള്‍ ഉള്‍പ്പെടുത്തുന്നു എന്നത് ഒരു കവിയായ എന്നെ ആനന്ദിപ്പിക്കുന്നു. ഒക്‌ടോബര്‍ 3ന്റെ ലക്കത്തില്‍ ഏഴു കവിതകളാണുള്ളത്. ചീഫ് സബ് എഡിറ്ററായി കവിത പോലെ നോവലും ചെറുകഥയും എഴുതുന്ന സുഭാഷ് ചന്ദ്രന്‍ ഉള്ളതുകൊണ്ടാണോ ഇങ്ങനെ കവിതകള്‍ ഉള്‍പ്പെടുത്തുന്നത്? പിന്നില്‍ ആരായാലും സന്തോഷം തന്നെ. എല്ലാ കവിതകളെക്കുറിച്ചും എഴുതാന്‍ ഈ പംക്തിയില്‍ ഇടം കിട്ടില്ല. ചിലതിനെക്കുറിച്ചേ സൂചിപ്പിക്കാന്‍ കഴിയൂ. മാധവന്‍ പുറച്ചേരിയുടെ കവിത ‘ഗൃഹബുദ്ധ’ നില്‍ നിന്നു തന്നെ തുടങ്ങാം. ബുദ്ധന്‍ നമുക്ക് അഹിംസയുടെ പ്രതീകമാണ്. ഉത്തരേന്ത്യയില്‍ വിഷ്ണുവിന്റെ അവതാരവുമാണ്. അഹിംസാവാദികളാണെങ്കിലും അന്യമതങ്ങള്‍ക്കെതിരെ ആയുധമെടുക്കുന്നതില്‍ ബുദ്ധമതക്കാര്‍ ഒട്ടും പിറകിലല്ല. മുകളില്‍ ചര്‍ച്ച ചെയ്ത ശ്രീലങ്കന്‍ പ്രശ്‌നത്തിലും മ്യാന്‍മാറിലും കംപൂച്ചിയയിലുമൊക്കെ അഹിംസാവാദികളുടെ സായുധമുഖങ്ങള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ നമ്മള്‍ പാവം ഭാരതീയര്‍ക്കു ബുദ്ധന്‍ ഇന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാപ്രവാചകനാണ്. കേരളത്തില്‍ ബുദ്ധനെ ഒരു വലിയ കാവ്യബിംബമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത് കാല്പനികഘട്ടത്തില്‍ ആശാനും ആധുനിക കാലത്ത് സച്ചിദാനന്ദനുമാണ്. ഇന്നും പല കവികളും അതിനെ ആവര്‍ത്തിക്കുന്നു; മാധവന്‍ പുറച്ചേരിയും. ഇക്കവിതയില്‍ ബുദ്ധന്‍ അടുക്കളയാണ്. അതായത് അതിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്ന സ്ത്രീയാണ്. നമ്മള്‍ കേരളീയര്‍ (ഭാരതീയര്‍ മൊത്തത്തിലും) ഏതെങ്കിലും ഒരു ആശയത്തില്‍ കുടുങ്ങിപ്പോയാല്‍ അതില്‍ നിന്നു വിമോചിക്കപ്പെടാന്‍ നൂറ്റാണ്ടുകളെടുക്കുന്നു. സ്ത്രീകളുടെ ദുരിതം ഒരു കാവ്യവിഷയമായിട്ടു ഏതാണ്ടൊരു അര്‍ദ്ധശതകമാകുന്നു. ഇന്നും അതിനു പത്തരമാറ്റാണ്. സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ചെഴുതിയാല്‍ പറയത്തക്ക കാവ്യഗുണമൊന്നുമില്ലെങ്കിലും നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കും. സ്ത്രീകള്‍ക്ക് ഇപ്പോഴും ദുരിതമുണ്ട്. എന്നാല്‍ പഴയ സ്ത്രീകളെ അപേക്ഷിച്ച് ഇന്നത്തെ പെണ്‍കുട്ടികള്‍ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഇനിയും അതു മെച്ചപ്പെടേണ്ടതുണ്ട്. ചില വിഭാഗങ്ങളില്‍ സ്ത്രീകള്‍ ഇന്നും മുഖപടങ്ങള്‍ക്കുള്ളിലാണ്. അതു മാറേണ്ടതാണ്. അതിനുവേണ്ടത് അവര്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുക എന്നതാണ്. തൊഴില്‍ മേഖലയില്‍ ഇന്നുള്ള ജാതി മത സംവരണങ്ങള്‍ അതതു സമുദായങ്ങളിലെ സ്ത്രീകള്‍ക്കു നല്‍കിയാല്‍ സ്ത്രീകളുടെ സ്ഥിതിയും അതുവഴി ആ സമുദായങ്ങളുടെ സ്ഥിതിയും അത്ഭുതകരമായി ഉയരും. പ്രത്യേകിച്ചും മുസ്ലീം സംവരണം ആ സമുദായത്തിലെ സ്ത്രീകള്‍ക്കു നല്‍കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ നല്‍കിയാല്‍ ആ സമുദായത്തില്‍ വലിയ വളര്‍ച്ചയുണ്ടാകും. അമ്മമാരിലാണ് പരിവര്‍ത്തനം വേണ്ടത്. ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കവിയ്ക്കും കവിതയ്ക്കുമാകില്ലല്ലോ. കവിത ഒന്നിനും പരിഹാരം നിര്‍ദ്ദേശിക്കാനുള്ള വേദിയല്ല. അത് സൗന്ദര്യം ഉത്പാദിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഗൃഹബുദ്ധനും അത്തരത്തിലുള്ള ഒരു ശ്രമം മാത്രം. ആദിത്യശങ്കറിന്റെ കവിതയ്ക്കു നീണ്ട തലക്കെട്ടാണ്; ”നിങ്ങളുടെ ഇന്ത്യന്‍ കോഫീ ഹൗസിനുള്ളില്‍ എന്റെയും ഒരു കോഫീഹൗസുണ്ട്” എന്റെ എന്നതിനോട് ഉം ചേരുമ്പോള്‍ ‘എന്റെയും എന്നു മതി’ എന്റേയും എന്നു വേണ്ട. കവിതയുടെ തലക്കെട്ടില്‍ എന്റേയും എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ കോഫീ ഹൗസുകള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലെ അലസ ബുദ്ധിജീവി നാട്യക്കാരുടെ താവളങ്ങളായിരുന്നു. അവിടെയിരുന്ന് ചര്‍ച്ച ചെയ്തു ചെയ്താണ് അവര്‍ ഒരുപാട് അസംബന്ധങ്ങള്‍ നെയ്‌തെടുത്തത്. കമ്മ്യൂണിസവും നക്‌സലിസവുമെല്ലാം അങ്ങനെ കൂടിയവരുടെ അലസവിനോദങ്ങളായിരുന്നു. ധാരാളം യുവാക്കളുടെ ജീവിതം തകര്‍ത്തു എന്നല്ലാതെ അതൊന്നും കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. പട്ടിണി ആത്മഹത്യയില്‍ കേരളം ഒന്നാമത്; യു.പി.പുറകില്‍ വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. Janmabhumi| 4280 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 48,916 സാമ്പിളുകള്‍; ഇന്ന് സ്ഥിരീകരിച്ചത് 308 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,316 പേര്‍ 4280 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 48,916 സാമ്പിളുകള്‍; ഇന്ന് സ്ഥിരീകരിച്ചത് 308 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,316 പേര്‍ 4280 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 48,916 സാമ്പിളുകള്‍; ഇന്ന് സ്ഥിരീകരിച്ചത് 308 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,80,316 പേര്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387, കോട്ടയം 327, കൊല്ലം 286, വയനാട് 209, പാലക്കാട് 203, കണ്ണൂര്‍ 194, പത്തനംതിട്ട 167, ഇടുക്കി 144, ആലപ്പുഴ 137, മലപ്പുറം 101, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 38,353 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 274 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5379 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 624, കൊല്ലം 372, പത്തനംതിട്ട 377, ആലപ്പുഴ 277, കോട്ടയം 235, ഇടുക്കി 242, എറണാകുളം 656, തൃശൂര്‍ 764, പാലക്കാട് 264, മലപ്പുറം 263, കോഴിക്കോട് 683, വയനാട് 179, കണ്ണൂര്‍ 371, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 51,302 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,23,658 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിച്ചു ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍ എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍ ആശംസകളുമായി നേതാക്കള്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17 ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. 'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ് ഡിസംബര്‍ 13 മുതല്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധം; സ്‌പെഷല്‍ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടു മുതല്‍ തുറക്കും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: പാര്‍ട്ടി വിരട്ടി, പോലീസ് വഴങ്ങി; നിലപാടു മാറ്റം കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ കേരളത്തില്‍ കൊവിഡ് വ്യാപനവും മരണവും കൂടുന്നു; നാലു ജില്ലകളിലെ സ്ഥിതി ആശങ്കാകരം; കൂടുതല്‍ ജാഗ്രത വേണം; പരിശോധനയും വാക്‌സിനേഷനും കൂട്ടണമെന്ന് കേന്ദ്രം 4557 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 58,817 സാമ്പിളുകള്‍; ഇന്ന് സ്ഥിരീകരിച്ചത് 315 മരണങ്ങള്‍; നിരീക്ഷണത്തില്‍ 1,64,747 പേര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് അജ്‌നാസിന്റ വീട്ടിലേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ പ്രകടനം; മകന്റെ പ്രവൃത്തിയില്‍ സുരേന്ദ്രന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറഞ്ഞ് പിതാവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് ക്രൂരമായി; റഹീമിനെതിരായ കേസ് പിന്‍വലിക്കരുത്; വിജയലക്ഷ്മി ടീച്ചറുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ചു ' ഞാന്‍ ഫ്രോഡല്ല, ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? കെട്ടിയത് കൂട്ടുകാരന്റെ ഭാര്യയെയല്ല അജിത്ത് കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി പൗരത്വ നിയമം നടപ്പാക്കാനുള്ള വിജ്ഞാപനത്തിനെതിരേ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍; മുസ്ലിം ഇതരര്‍ക്ക് പൗരത്വം നല്‍കരുത് മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം പിണറായി വിജയന്റെ തുടര്‍ഭരണ വിജയം ആഘോഷിച്ചത് ശബരിമല അയ്യപ്പനെ അപമാനിച്ച്; സിപിഎം പ്രവര്‍ത്തകയും ചിത്രകാരിയുമായ ദുര്‍ഗാ മാലതിക്കെതിരെ പ്രതിഷേധം വാക്‌സിന്റെ പേരില്‍ അനാവശ്യഭീതി പ്രചരിപ്പിക്കരുത്; വാക്‌സിനുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍വകക്ഷി യോഗത്തില്‍ കെ.സുരേന്ദ്രന്‍ 'ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ നിരന്തരം വ്യാജവാര്‍ത്ത ചമയ്ക്കണം അമേരിക്കയില്‍ നിന്നുവരെ ഫണ്ട്; കേരളത്തിലും കൂലിയെഴുത്ത് മാധ്യമങ്ങള്‍ പാഠം പറഞ്ഞു, തോമസ് ഐസക്ക് ചാരനും ഒറ്റുകാരനും ദല്ലാളും; കോടതി അതു ശരിവെച്ചു; ധനമന്ത്രിയെന്ന ഭൂലോക പരാജയത്തിന്റെ കഥ മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി കോവിഡ് രോഗിയെ കേരളത്തിലേക്ക് ഒളിച്ചുകടത്തിയതിനു പിന്നില്‍ മുന്‍ എംപി എ. സമ്പത്ത്; പ്രൈവറ്റ് സെക്രട്ടറിയുടെ സമ്മര്‍ദം അവഗണിച്ച് ഇടുക്കി ഭരണകൂടം കൊറോണയില്‍ ബിബിസി ജീവനക്കാരെ കൂട്ടി; കേരളത്തില്‍ ശമ്പളം കൈപ്പറ്റി പ്രസാര്‍ഭാരതിയിലെ 200 ജീവനക്കാര്‍ മുങ്ങി; ദൂരദര്‍ശന്‍ മലയാള സംപ്രേക്ഷണം നിലച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട തലനാട് കനത്ത മഴയെ തുടർന്ന് അടുക്കത്തും വെള്ളാനിയിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകളിൽ വെള്ളം കയറുകയും, വീട്ടുപകരണങ്ങൾ നശിക്കുകയും, വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും, കൃഷി നശിക്കുകയും ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി ദുരിതത്തിലായ കുടുംബങ്ങൾക്ക് സർക്കാർ സഹായം എത്തിക്കണമെന്ന് കേരള കോൺഗ്രസ്സ് എം തലനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. .വീടുകൾക്കും മറ്റും ബലക്ഷയം ഉൾപ്പടെ ഉള്ള കാര്യങ്ങൾ ഉണ്ടായിട്ടുണ്ടന്നും,അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ സി എം തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ പറഞ്ഞു. ശക്തമായ വെള്ളപൊക്കത്തിൽ ഇല്ലിക്കുന്നു തൂക്കുപാലം പൂർണമായും നശിച്ചിരുന്നു ഇതു പുനക്രമികരിക്കുവാനും നാട്ടുകാർക്ക് സഞ്ചാര യോഗ്യമാക്കുവാനും സത്വര നടപടി സ്വീകരിക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് എം ന്റെ തലനാട് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന കമ്മിറ്റിയിലാണ് വിഷയം ചർച്ച ചെയ്തത്. കേരള കോൺഗ്രസ്സ് എം ന്റെ തലനാട് മണ്ഡലം ചാർജ് ഉള്ള അഡ്വ. ബിജു ഇളംതുരുത്തിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് എം ന്റെ തലനാട് മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരിയിൽ, ആർ മോഹന കുമാർ, വത്സമ്മ ഗോപിനാഥ്,സണ്ണി തേനമാക്കൽ,ജോണി പോർക്കാട്ടിൽ, രാജേന്ദ്രൻ തേങ്ങേപറമ്പിൽ, കുമാരൻ അധികാരത്ത്,ജോൺസൺ പി ജെ തുടങ്ങിയവർ പ്രസംഗിച്ചു. Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ നന്ദന്‍കോട് കൂട്ടക്കൊല നടന്നത് മാസങ്ങള്‍ നീണ്ട പദ്ധതിക്കൊടുവില്‍; കാരണം അവഗണന: ആഭിചാരക്രിയാ വാദങ്ങള്‍ വെറും പുകമറ നന്തന്‍കോട് കൂട്ടക്കൊല നടന്നത് നടന്നത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. തനിക്കു വീട്ടില്‍ നിന്ന് അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി തിരക്കുള്ള ബസിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ തൂക്കി നിലത്തടിച്ച് മൂക്കിടിച്ച് പരത്തി യുവതി തിരക്കുള്ള ബസിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ തൂക്കി നിലത്തടിച്ച് മൂക്കിടിച്ച് പരത്തി യുവതി ബസിലുള്ള യാത്രക്കാരാണ് സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് തിരക്കുള്ള ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍(sexually harassed) ശ്രമിച്ച ആളെ നിലത്തടിച്ച് യുവതി. ഈ മാസം ഇതുപതാം തീയതിയാണ് സംഭവം നടക്കുന്നത്. ജിമ്മ് കഴിഞ്ഞ് ബസില്‍ വരുകയായിരുന്ന യുവതിയെ തിരക്കുള്ള ബസില്‍(BUS) വച്ച് യുവാവ് കയറിപ്പിടിച്ചു യുവതി അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്തു. യുവാവിന്റെ കഴുത്തിന് പിടിച്ച് ബസിന്റെ തറയില്‍ ഇട്ട് യുവാവിന്റെ മുക്കില്‍ പല തവണ യുവതി ഇടിച്ചു. ബസിലുള്ള യാത്രക്കാരാണ് സംഭവത്തിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. അക്രമിയെ പിന്നീട് പോലീസിന് കൈമാറി. പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിലായാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്തായാലും യുവാവിനെ യുവതി നേരിട്ട രീതി വൈറലായി മാറിയിരിക്കുകയാണ്.ബ്രസിലിലെ ബെലെമിയിലാണ് സംഭവം നടന്നത്. ഡെയ്‌ലി മെയിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. Cobra ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ പാമ്പുകളെ (Snakes) പേടിയില്ലാത്തവരായി ആരുമില്ല. അതും ഉഗ്രവിഷമുള്ള പാമ്പുകളാണെങ്കില്‍ പറയേണ്ടതില്ല. പാമ്പ് മൂര്‍ഖനായാലോ? കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് മൂര്‍ഖന്‍ (Cobra ഉത്ര വധക്കേസുമായി ബന്ധപ്പെട്ടാണ് മൂര്‍ഖന്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. സാധാരണയായി വൃത്തിയുള്ള പ്രതലങ്ങളില്‍ പാമ്പുകള്‍ കയറാറില്ല എന്നാണ് പൊതുവെ പറയാറ്. മൂര്‍ഖനെ ഉപയോഗിച്ചുള്ള അതിസാഹസികമായ കളികളിലും പലര്‍ക്കും പാമ്പ് കടിയേറ്റിട്ടുണ്ട്. പാമ്പ് പിടുത്തക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. രക്ഷപ്പെടുത്തിയ മൂര്‍ഖന്‍ പാമ്പിനെ ചുംബിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന്‍ മൂര്‍ഖന്റെ കൊത്തേറ്റ് മരിച്ച വാര്‍ത്തയും വൈറലായിരുന്നു. നേവി മുംബൈയിലായിരുന്നു സംഭവം. അതിനാല്‍ തന്നെ ഇത്തരം സാഹസികത പാമ്പുകളുടെ കാര്യത്തില്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. എന്നാല്‍, ഇപ്പോള്‍ ഒരു മൂര്‍ഖനെ കണ്ടെത്തിയിരിക്കുന്നത് ഒരു ഹോസ്റ്റലിലാണ്. ഭുവനേശ്വറിലെ (Bhubaneswar) ഗോപബന്ധു അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഹോസ്റ്റല്‍ ബ്ലോക്കിലാണ് നാല് അടി നീളമുള്ള മൂര്‍ഖനെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഥാപനത്തിലെ തൊഴിലാളികള്‍ പാമ്പിനെ കണ്ടത്. അടുക്കളയിലെ പാത്രങ്ങള്‍ക്കടിയില്‍ ഒളിച്ചിരിക്കുകയായിരുന്നു മൂര്‍ഖന്‍. ഉടന്‍ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിന്നീട് പാമ്പ് ഹെല്‍പ്പ്‌ലൈനില്‍ നിന്നുള്ള അതിവിദഗ്ധനായ ഒരാള്‍ എത്തി. പൂര്‍ണചന്ദ്രദാസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പാമ്പ് ഹെല്‍പ്പ്‌ലൈനിലെ (Snake Helpline) ജനറല്‍ സെക്രട്ടറി സുബേന്ദു മാലിക് ആണ് ഇദ്ദേഹത്തെ മൂര്‍ഖനെ പിടികൂടാന്‍ പറഞ്ഞയച്ചത്. അടുക്കളയിലെത്തിയ ഉടന്‍ തന്നെ ദാസ് മൂര്‍ഖനെ പിടികൂടി ഒരു ബാഗിലാക്കി. പിന്നീട് പാമ്പിനെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുകയും ചെയ്തു. കാഴ്ചയില്‍ മൂർഖന് പരിക്കോ മറ്റു തകരാറോ സംഭവിച്ചിട്ടില്ല. കൃത്യസമയത്ത് ആളുകൾ എത്തുകയും ഉടന്‍ തന്നെ രക്ഷപ്പെടുത്തുകയും ചെയ്തതുകൊണ്ട് പാമ്പിനുംആശ്വാസമായി. 197 2ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ജൂണ്‍ മാസത്തില്‍ 41 ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനെയാണ് സര്‍ക്കാര്‍ നിയമിച്ചത്. എല്ലാ ജില്ലകളിലേക്കും രണ്ട് വര്‍ഷ കാലയളവിലേക്കാണ് ഇവരുടെ നിയമനം. കുര്‍ദ ജില്ലയില്‍ പുതുതായി നിയമിച്ച വാര്‍ഡനാണ് സുബേന്ദു മാലിക്. കഴിഞ്ഞ കുറച്ചു നാളുകളായി മൂര്‍ഖന്‍ പാമ്പുകളെ ധാരാളമായി കാണുന്നുണ്ട്. മഴക്കാലത്ത് താമസയോഗ്യമായ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു മൂര്‍ഖനെ കണ്ടെത്തിയിരുന്നു. വര്‍ത്തക് നഗര്‍ പരിസരത്തുള്ള ഒരു കമ്പനിയുടെ പൂന്തോട്ടത്തില്‍ നിന്നാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. പരാഗ് ഷിന്‍ഡെ എന്ന് പാമ്പ് സ്‌നേഹിയാണ് മൂന്നര അടി നീളമുള്ള പാമ്പിനെ പിടികൂടി ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കിയത്. പിന്നീട് പാമ്പിനെ മരുഭൂമിയിലേക്ക് വിട്ടയയ്ക്കുകയും ചെയ്തു. ഷിന്‍ഡെ പാമ്പു പിടുത്തത്തില്‍ ഏറെ വൈദഗ്ധ്യമുള്ള ആളാണ്. പാമ്പുകള്‍ അധിവസിക്കുന്ന പ്രദേശത്ത് തുടര്‍ച്ചയായി മഴ ഉണ്ടാകുമ്പോഴാണ് അവര്‍ തങ്ങളുടെ ആവാസവ്യവസ്ഥകളില്‍ നിന്ന് പുറത്തു വരുന്നതെന്നാണ് ഷിന്‍ഡെ പറയുന്നത്. താനെയിലുണ്ടായ നിലയ്ക്കാത്ത പെരുമഴയെ തുടര്‍ന്നാണ് പാമ്പ് പിടുത്തക്കാര്‍ ഈ നിരീക്ഷണത്തില്‍ എത്തിയത്. തിരക്കുള്ള ബസിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ തൂക്കി നിലത്തടിച്ച് മൂക്കിടിച്ച് പരത്തി യുവതി Bride Wears Sherwani വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു Food Love എന്നെ വേണോ മട്ടൺ വേണോ തനിക്കു പകരം ഭാര്യ ആട്ടിറച്ചി തിരഞ്ഞെടുത്തേക്കുമെന്ന് ഭയന്ന് ഭര്‍ത്താവ് Viral Video അമ്മയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പൂക്കളുമായി എത്തി; മകന് കിട്ടിയത് ചെരുപ്പിനടി Covid 19| കോവിഡിനെ തുടർന്ന് പണിയില്ലാത്ത തെലുങ്ക് നടൻ മദ്യശാല തുടങ്ങി Viral Video ഉള്ളു നിറഞ്ഞ് ചിരി; കയ്യില്ലാത്ത കുട്ടിയ്ക്ക് കൃത്രിമ കൈ പിടിപ്പിച്ചപ്പോള്‍; വീഡിയോ Viral Video ജെസിബിയിലെ 'മാസ് എൻട്രി' പിഴച്ചു, വിവാഹവേദിയിൽ നിലംപതിച്ചു വീണ് ദമ്പതികൾ; വീഡിയോ വൈറൽ Earth ഭൂമിയിലെ ജലത്തിലേറെയും എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തിയതായി പുതിയ പഠനം Viral video| വിമാനത്തിന്റെ ടയർ പൊട്ടി; വിമാനം തള്ളി നീക്കി യാത്രക്കാർ ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്‌ കിണറ്റിലേക്ക് മുൻ കാലുകളും തുമ്പിക്കൈയും; വിരണ്ടോടിയ കല്യാണിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ Mukesh Ambani ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ സമത്വ സമൂഹത്തിന് അത്യന്താപേക്ഷിതം മുകേഷ് അംബാനി Mullaperiyar| മുല്ലപ്പെരിയാറിൽ കൂടുതൽ വെള്ളം തുറന്നുവിട്ട് തമിഴ്‌നാട്; സെക്കന്റിൽ പുറത്തുവിടുന്നത് 5612 ഘനയടി ജലം Omicron| കർണാടകയിൽ ഒമിക്രോൺ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി കടന്നുകളഞ്ഞു; 10 പേരെ കാണാനില്ല Thalassery| തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ സംഘടനകളുടെ പ്രകടനവും പൊതുയോഗവും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ പ്രധാന ടൗണായ കേച്ചേരി കുന്നംകുളം അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നഗരത്തിലും വടക്കാഞ്ചേരി, തൃശൂർ, കുന്നംകുളം, ആളൂർ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം അണുനാശിനി തെളിച്ചു. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, സ്ഥിരം സമിതി അധ്യക്ഷൻ ടി എ മുഹമ്മദ് ഷാഫി, പഞ്ചായത്തംഗങ്ങൾ, അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. ഒരു മണിക്കൂറോളം സമയമെടുത്താണ് കേച്ചേരി ടൗൺ അഗ്‌നി രക്ഷാ സേന അണുവിമുക്തമാക്കിയത്. ലോക്ക് ഡൗൺ കാലം പ്രയോജനപ്പെടുത്തി കയ്പമംഗലത്ത് അടുക്കള തോട്ടങ്ങൾ മായന്നൂർ ലയൺസ് ക്ലബ്ബ് ഉദ്ഘാടനം 24 ന് തിരൂർ വഴി മൈസൂർ സൂപ്പർ ഫാസ്റ്റ് ബുധനാഴ്ച മുതൽ. മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും തലശേരി: ലോക പൈതൃക വാരാഘോഷത്തിന്റെ സമാപന സമ്മേളനം സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ. മൂർത്തേശ്വരിയുടെ അധ്യക്ഷതയിൽ തലശ്ശേരി നഗരസഭ അധ്യക്ഷ കെ.എം. ജമുന റാണി നിർവ്വഹിച്ചു. വിശിഷ്ടാതിഥിയായി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ഡപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിക്കൽ കെമിസ്റ്റ് ഡോ.സുജിത് എം.പി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .ഇന്ത്യയിലെ ലോക ചരിത്ര സ്മാരങ്ങളുടെ ചിത്രപ്രദർശനവും പ്രണവം ശശിയുടെ നേതൃത്വത്തിൽ വിവിധ നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളും അരങ്ങേറി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടാൻ കോടതികൾ ഇടപെടേണ്ട അവസ്ഥ ലജ്ജാവഹമെന്ന്- സാദിഖലി… ക്യാമ്പസ് ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന് വൈദ്യുതി ലഭിച്ചില്ലെന്ന ആക്ഷേപം.… പഴയന്നൂർ പൊറ്റ കാളിയോടത്ത് പത്മനാഭൻ അന്തരിച്ചു വാക്സിനുകളുടെ സുരക്ഷിതത്വം അവയുടെ ആവിഷ്ക്കർത്താക്കളെയും ഇതര ശാസ്ത്രജ്ഞരെയും അതിലുപരി സാധാരണക്കരെയും എന്നും ഉത്ക്കണ്ഠപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ആരോഗ്യമുള്ള ഒരാളിൽ അയാൾ തുടർന്നും അങ്ങനെ തന്നെയിരിക്കണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പ്രയോഗമെന്ന നിലക്ക് ഇത് ഗുണകരമായിരിക്കുന്നതു പോലെത്തന്നെ തികച്ചും സുരക്ഷിതവുമായിരിക്കണം. അതുകൊണ്ടുതന്നെ ഈ ഉത്കണ്ഠകൾ ന്യായീകരിക്കത്തക്കതാണ്. രോഗമില്ലാത്ത ഒരു വ്യക്തിക്ക് രോഗം വരാതിരിക്കാൻ നടത്തുന്ന ഒരു ഇടപെടൽ എന്ന നിലക്ക് ഇത് തീർച്ചയായും സർവ്വപ്രധാനമാണ്. സ്വാഭാവിക വസൂരികൊണ്ട് 20-30 ശതമാനംവരെ ആളുകൾ മരണപ്പെട്ടിരുന്നപ്പോൾ ജന്നറുടെ വാക്സിൻ വരുന്നതിന് മുൻപ് പലയിടത്തും വളരെ പ്രചാരത്തിലുണ്ടായിരുന്ന വാരിയോളേഷൻ മൂലം 1-2 ശതമാനം പേരാണ് മരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഈ മരണനിരക്ക് സ്വീകാര്യമായി അനുഭവപ്പെട്ടു. ജന്നറുടെ വസൂരിവാക്സിനും പൂർണ്ണമായി സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. മുമ്പ് സൂചിപ്പിച്ചപോലെ രോഗാണുക്കളെ കണ്ടെത്തലും രോഗാണു സിദ്ധാന്തവുമെല്ലാം ഒരു നൂറ്റാണ്ടകലെയായിരുന്ന കാലത്ത് കെട്ടുകഥകളെയും അനുഭവങ്ങളെയും പിന്തുടർന്നാണല്ലോ ജന്നർ തന്‍റെ വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്. പശുക്കളിൽ വസൂരിരോഗം അത്ര സർവ്വസാധാരണമായിരുന്നില്ല എന്നതുകൊണ്ട് ഒട്ടേറെപ്പേരിൽ ഉപയോഗിക്കാനാവും വിധം ഗോവസൂരി അണുക്കൾ ലഭ്യമായിരുന്നില്ല. അതുകൊണ്ട് ഒരാളെ കുത്തിവച്ചാൽ, അയാളിലുണ്ടാവുന്ന വ്രണം മറ്റൊരാളുടെ ശരീരത്തിലുണ്ടാക്കുന്ന മുറിവിൽ ചേർത്തുവച്ചാണ് അയാളെ വാക്സിനേറ്റു ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് ആ വ്യക്തിയിൽ നിന്ന് റ്റെറ്റനസ്, സിഫിലിസ്, ക്ഷയം മുതലായവയുടെ രോഗാണുക്കൾ പകരാനുള്ള സാദ്ധ്യത ധാരാളമായി ഉണ്ടായിരുന്നു. മുറിവു പഴുക്കുന്നതിനിടയാക്കുന്ന സ്റ്റ്രെപ്റ്റോകോക്കസ്, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ അണുക്കൾ സംക്രമിക്കാനും സാധ്യത വിരളമല്ലായിരുന്നു. പിന്നീടു ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണല്ലോ ലൂയി പാസ്ച്ചറുടെ റാബീസ് വാക്സിൻ വരുന്നത്. ഈ വാക്സിൻ നിർമ്മിക്കാൻ അന്നു കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളെ ശോഷിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയ മാർഗം ഇന്നത്തെ നിലക്കു വളരെ പ്രാകൃതമായ ഒന്നായിരുന്നു എന്നുപറയാം. മുയലുകളുടെ നാഡീകലകളിൽ പേവിഷബാധയേൽപ്പിച്ച് ആ നാഡീകലകളെ പുകയേൽപ്പിച്ചും പിന്നീട് രാസവസ്തുക്കളുപയോഗിച്ചുമാണത് നിർവ്വഹിച്ചിരുന്നത്. ധാരാളമായി നാഡീകലകൾ അടങ്ങിയ ഈ വാക്സിൻ കുത്തിവക്കുന്ന മനുഷ്യരിൽ അത്ര അസാധാരണമല്ലാത്തവിധം നാഡീരോഗങ്ങൾ ഉണ്ടാക്കുമായിരുന്നു. സമീപകാലംവരെ നാം ഉപയോഗിച്ചുകൊണ്ടിരുന്ന റാബീസ് വാക്സിൻ ഈ രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ വളരെ സാധാരണവുമായിരുന്നു. നൂറുശതമാനം മരണസാദ്ധ്യതയുള്ള രോഗത്തെ സംബന്ധിച്ച് ഇത് അസ്വീകാര്യമാകേണ്ടതില്ലല്ലോ. അതേസമയം പുതിയ സെൽ കൾച്ചർ വാക്സിൻ വന്നതോടെ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടു. ഇത്തരത്തിലുള്ള നാഡീകലാവാക്സിന്‍റെ (നാം ഉപയോഗിച്ചിരുന്ന സേമ്പിൾ വാക്സിൻ) തുടർന്നുള്ള ഉപയോഗം മനുഷ്യത്വഹീനമാണെന്ന സുപ്രീംകോടതി നിരീക്ഷണവും ഇതിനുപകരം തികച്ചും സുരക്ഷിതമായ സെൽ കൾച്ചർ വാക്സിനിലേക്കു മാറാൻ ഭാരതസർക്കാർ നിർബന്ധിതമായതിനു പിന്നിൽ ഉണ്ടായിരുന്നു എന്നതും ഈ ഘട്ടത്തിൽ ഓർക്കുകയാണ്. എഡ്വേർഡ് ജന്നറുടെ കാലം മുതൽ ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ സൂക്ഷ്മജീവീശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയുമൊക്കെ പരിമിതികൾ മൂലം വാക്സിനുകൾ തികച്ചും സുരക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂടാ. വിവിധ സാംക്രമികരോഗങ്ങൾ വാക്സിനേഷൻ വഴി ഉണ്ടായിക്കൊണ്ടിരുന്നു. സിഫിലിസ്, സെപ്റ്റിസീമിയ, ടെറ്റനസ്, ബി വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ഒക്കെ ഇതിൽപ്പെടും. ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെ വാക്സിനുകളുടെ ഉപയോഗം വഴി ഇതര സാംക്രമിക രോഗബാധകളും മരണങ്ങളുമുണ്ടായ സന്ദർഭങ്ങൾ നിരവധിയാണ്. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് 1930കളിൽ ആവിഷ്കൃതമായി രണ്ടാംലോക മഹായുദ്ധകാലത്ത് അമേരിക്കൻ സേനയിൽ വ്യാപകമായുപയോഗിച്ച മഞ്ഞപ്പനി വാക്സിൻ. ഇതുമൂലം അനേകായിരം പേർക്ക് ഹെപ്പറ്റൈറ്റിസ് ബി മൂലമുള്ള മഞ്ഞപ്പിത്തമുണ്ടാകുകയും നൂറുകണക്കിനാളുകൾ മരണമടയുകയുമുബായി. അതിനു കാരണമാകട്ടെ ഈ വാക്സിൻ ഉണ്ടാക്കാനുപയോഗിച്ച രക്തസിറത്തിൽ പലതും ഹെപ്പറ്റൈറ്റിസ് ബി അണുക്കൾ അടങ്ങിയതായിരുന്നു എന്നതാണ്. എന്നാൽ എൺപതുകളിൽ ആദ്യമായി ആവിഷ്കൃതമായ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ, ഈ രീതിയിൽത്തന്നെ നിർമ്മിച്ചതായിരുന്നു എങ്കിലും ഇത്തരത്തിൽ മറ്റു രോഗങ്ങളൊന്നും തന്നെ, അതും എയിഡ്സിന്‍റെ ആരംഭകാലത്ത്, അതിന്‍റെ സംക്രമണരീതികൾ വിശദീകരിക്കപ്പെടുന്നതിനും മുമ്പ് ആയിരുന്നിട്ടുകൂടി സംക്രമിക്കുകയുണ്ടായില്ല എന്നോർക്കണം. അതിനു കാരണം അതുണ്ടാക്കാൻ പാലിച്ച അതീവ ജാഗ്രതയും അതിനു സഹായിച്ച സാങ്കേതികത്തികവുമായിരുന്നു. വാക്സിനുകളുടെ പാർശ്വഫല സംബന്ധിയായ ചർച്ചയിലുണ്ടാവുന്ന ഒരു മുഖ്യപ്രശ്നം അവയെ ഔഷധങ്ങൾ ഉൾപ്പടെയുള്ള മറ്റു രാസികങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ നിന്നുണ്ടാവുന്നതാണ്. വാക്സിൻ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അണുക്കൾക്കെതിരായ പ്രതിവസ്തുക്കൾ നിർമ്മിക്കുന്നു. ഈ പ്രതിവസ്തുക്കൾ നിർമ്മിക്കുന്ന തോടൊപ്പം ഇവ നിർമ്മിക്കാൻ വേണ്ട ഒരു ഓർമ്മയും നമ്മുടെ ചില കോശങ്ങൾക്കു നൽകുന്നു. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുക മാത്രമാണവ ചെയ്യുന്നത്. അവയിൽ മറ്റു ‘രാസവസ്തുക്കൾ’ ഒന്നും അടങ്ങിയിട്ടില്ല–വളരെ സൂക്ഷ്മമായ അളവിലല്ലാതെ, ഇവയാണെങ്കിലോ കാലാകാലങ്ങളായി ഉപയോഗിച്ചു അവയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുള്ളതുമാണ്. വാക്സിനുകൾ ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക മാത്രം ചെയ്യുമ്പോൾ മറ്റൗഷധങ്ങൾ ഒരു രാസപ്രക്രിയയെയാണ് സ്വാധീനിക്കുന്നത്. ആ പ്രക്രിയയാകട്ടെ ശരീരത്തിലെ പല കലകൾക്കും (ശരീരത്തിലെ ഒരു പ്രത്യേക പ്രവർത്തനം നടത്തുന്ന കോശസമൂഹത്തെയാണ് കല അഥവാ റ്റിഷ്യു എന്നതു കൊണ്ട് വിവക്ഷിക്കുന്നത്) അത് വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളതായിരിക്കും, അതുകൊണ്ടുതന്നെ അതു നാം ആഗഹിക്കുന്ന ഫലത്തോടൊപ്പം ചില പാർശ്വഫലങ്ങളും, ഉളവാക്കിയേക്കാം. മിക്കവാറും മരുന്നുകളെ സംബന്ധിച്ചും ഇതു നിസ്സാരമായിരിക്കുമെന്നു മാത്രം. വാക്സിനുകൾ അവ ലക്ഷ്യമിടുന്ന പ്രവൃത്തികൾ മാത്രം ചെയ്യുന്നു. ആ പ്രവൃത്തികൾ സ്വാഭാവികമായും ശരീരത്തിൽ താത്ക്കാലികമായി ചിലഫലങ്ങൾ ഉളവാക്കുന്നു. അതു രോഗാണുഘടകങ്ങൾ കൊണ്ടോ അതിൽ ചേർന്നിട്ടുള്ള അലുമിനിയം, തയൊമെർസാൽ തുടങ്ങിയവയുടെ ഫലമോ ആകാം. പക്ഷെ ഇതു പൊതുവായിപ്പറഞ്ഞാൽ കുത്തിവച്ച സ്ഥലത്ത് ഒതുങ്ങുന്നവയായിരിക്കും. വളരെ ചുരുക്കം വാക്സിനുകൾക്കു ഒന്നോ രണ്ടോ ദിവസത്തേക്കു ചെറിയ പനി (ഉയർന്ന ശരീരോഷ്മാവ്) ഉണ്ടായെന്നും വരാം. വാക്സിനുകൾക്കു ആകെയുണ്ടാകാനിടയുള്ള ഒരു പാർശ്വഫലം അവയിലെ ഘടകങ്ങൾക്കെതിരായുള്ള അലർജിയാണ്. അലർജി എന്നത് ഒരു പ്രത്യേക വസ്തുവിനോട് ശരീരത്തിന്‍റെ അമിതമായ പ്രതികരണമാണ്. ഇതിനുള്ള സാധ്യത ഒരാൾക്കു പാരമ്പര്യമായി കിട്ടുന്നതാണ്. അതു പ്രവചിക്കുക എളുപ്പമല്ല. നീണ്ടുനിൽക്കുന്ന അലർജിയൊന്നും വാക്സിനുകൾ ഉണ്ടാക്കാറില്ല. ഏതൊരു അലർജിയും അതിനു കാരണമായ വസ്തുക്കൾ ശരീരത്തിൽ നിന്നും ഒഴിവായിക്കഴിയുമ്പോൾ അപ്രത്യക്ഷമാകുന്നതാണ്. പക്ഷെ ചുരുക്കമായി അലർജി വളരെ രൂക്ഷവും ക്ഷിപ്രവുമാകാം. വളരെ അസാധാരണമായി മാത്രം സംഭവിക്കാറുള്ളതാണിത്. ഇങ്ങനെയുണ്ടാവുന്ന അലർജിക്ക് അനാഫൈലാക്സിസ് എന്നുപറയുന്നു. ഇതാകട്ടെ മരുന്ന് അല്ലെങ്കിൽ വാക്സിൻ കൊടുത്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാവുന്നതാണ്. ഉടൻ ചികിത്സ ലഭിക്കാതിരുന്നാൽ മരണകാരണം പോലുമായേക്കാവുന്ന ഒരവസ്ഥയാണ്. ഇത്തരം പ്രതികരണങ്ങൾ വാക്സിനുകളുടെയോ ഔഷധങ്ങളുടെയോ മാത്രം പ്രശ്നമല്ല. തേനീച്ചയുടെയും കടന്നലിന്‍റെയും കുത്ത് ഇങ്ങനെയുണ്ടാക്കാൻ സാദ്ധ്യതയേറെയുള്ള ഒന്നാണ്. ചില ഭക്ഷണങ്ങളോടുള്ള അലർജിയും ഉദാഹരണം. ചാപ്റ്റർ 3: വാക്സിൻ- ചേരുവകളും വിവാദങ്ങളും » വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം വ്യക്തിഗത വായ്പകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാം 3 ലക്ഷം കോടിയുടെ നേട്ടം; സെന്‍സെക്‌സില്‍ 900 പോയിന്റ് കുതിപ്പ്; 5 കാരണങ്ങള്‍ 2 hrs ago 3 ലക്ഷം കോടിയുടെ നേട്ടം; സെന്‍സെക്‌സില്‍ 900 പോയിന്റ് കുതിപ്പ്; 5 കാരണങ്ങള്‍ 4 hrs ago 2 ബ്ലൂചിപ് ഫാര്‍മ സ്‌റ്റോക്കുകള്‍ 40% വിലക്കുറവില്‍; ലോക്ക്ഡൗണൊന്നും ബാധിക്കില്ല; വാങ്ങുന്നോ? 6 hrs ago ഒമിക്രോണ്‍ വരുമ്പോള്‍ 15% നേട്ടം തരുന്ന സ്‌റ്റോക്ക്; ഏതെന്ന് അറിയാമോ? 9 hrs ago ഒമിക്രോണ്‍ ഭീതിയില്‍ വലിയ നേട്ടം തരാൻ സാധ്യതയുള്ള 3 ഓഹരികള്‍ News സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 5180 പേര്‍ക്ക് രോഗമുക്തി, 28 മരണം Technology ആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണം Sports IND vs SA: പുജാരയും രഹാനെയും വേണ്ട! പകരം ഇന്ത്യ ഇറക്കണ്ടവരെ നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍ Movies അഭിനയം മാത്രമല്ല ദീപികയെ കൊണ്ട് ഈ പണിയും പറ്റും, രൺബീറിനെ മുന്നിൽ ഇരുത്തി കൊണ്ട് കരീന.. Lifestyle അബോര്‍ഷന് ശേഷം ആര്‍ത്തവം കൃത്യമല്ലേ, അറിഞ്ഞിരിക്കണം ഇതെല്ലാം Travel പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്‍റര്‍ പാക്കേജ് പോകാം ഈ കുന്നിന്‍മുകളിലേക്ക് പ്രതീക്ഷിക്കാത്ത സമയത്ത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നമുക്ക് മുന്നിലെത്തുന്ന നാം പലപ്പോഴും വ്യക്തിഗത വായ്പകളെ ആശ്രയിക്കാറ്. വീട്ടിലെ വിവാഹച്ചിലവ്, വീടിന്റെ പുനനിര്‍മ്മാണം, പ്രതീക്ഷിക്കാതെയെത്തുന്ന ഹോസ്പിറ്റല്‍ ചികിത്സാ ചിലവുകള്‍, ഒരു ചെറിയ ബിസിനസ്സ് ആവശ്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ നിങ്ങളെ സഹായിക്കും. പലിശ നിരക്ക് കൂടുതലായതുകൊണ്ട് വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ ശ്രമിക്കാവൂ. വായ്പ നല്‍കുന്നതിന് ഈടായി ഒന്നും നല്‍കേണ്ട എന്നതുകൊണ്ട് തന്നെ പലരും അനാവശ്യമായി വ്യക്തിഗത വായ്പകള്‍ എടുത്ത് കടക്കെണിയില്‍ കുടുങ്ങുന്നത് സാധാരണമാണ്. പല ധനകാര്യ സ്ഥാപനങ്ങളും മോഹന വാഗ്ദാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ തുടങ്ങി ഓഫറുകള്‍ നിരവധിയാണ്. എന്നാല്‍ എപ്പോഴും വായ്പകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെടുക്കുക എന്നത് പ്രധാനമാണ്. ഇത്തരം പ്രലോഭനങ്ങള്‍ വരുമ്പോള്‍ ഓടിച്ചെന്ന് വായ്പാ ബാധ്യതയ്ക്ക് തലവയ്ക്കാതെ അവയെ വിമര്‍ശ ബുദ്ധിയോടെ നോക്കിക്കാണേണ്ടതുണ്ട്. വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്നതിനു മുമ്പായി തന്നെ നിങ്ങള്‍ എത്ര തുകയാണ് ആവശ്യമെന്നത് കൃത്യമായി തീരുമാനിക്കുക. വായ്പയായി ബാങ്ക് അനുവദിക്കുന്ന പരമാവധി തുക മുഴുവന്‍ എടുക്കരുത്. തിരിച്ചടവ് മുടങ്ങിയാല്‍ അത് വലിയ ബാധ്യതയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ തൊഴില്‍, ജോലി ചെയ്യുന്ന സ്ഥാപനം, വരുമാനം, പ്രായം, ക്രെഡിറ്റ് സ്‌കോര്‍, മുന്‍കാല ഇടപാടുകള്‍, വിശ്വാസ്യത തുടങ്ങിവയെല്ലാം പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് പലിശ നിരക്കു നിശ്ചയിക്കുക. മറ്റ് വായ്പകളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് വ്യക്തിഗത വായ്പകള്‍ക്ക് എന്നതിനാല്‍ തന്നെ പലിശ നിരക്കില്‍ ചെറിയൊരു ഇളവ് ലഭിച്ചാല്‍ പോലും അത് മൊത്തം പലിശയില്‍ കാര്യമായ കുറവ് ലഭ്യമാകും. വായ്പ എടുക്കുമ്പോള്‍ മറ്റു ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍, പ്രോസസ്സിങ് ഫീ തുടങ്ങിയവ ഈടാക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഏതു വായ്പ എടുക്കുകയാണെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ മുന്‍കാല വായ്പ ഇടപാടുകള്‍, കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടോ, ഇഎംഐ മുടങ്ങിയിട്ടുണ്ടോ, നിലവിലെ വായ്പ, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങിയവയാണ് ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നത്. മികച്ച സ്‌കോര്‍ ഉണ്ടെങ്കില്‍ പെട്ടെന്നു വായ്പ അനുവദിക്കുമെന്നു മാത്രമല്ല, പലിശ നിരക്കിലും ഇളവ് അനുവദിച്ചേക്കും. സ്‌കോര്‍ 750 ല്‍ കൂടുതലുണ്ടെങ്കില്‍ എളുപ്പത്തില്‍ വായ്പ ലഭിച്ചേക്കാം. പേഴ്‌സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് ആദ്യം അറിയേണ്ടത് നമ്മുടെ എലിജിബിലിറ്റി(യോഗ്യത)യാണ്. ധനകാര്യ സ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍ ഇതിനായി ഒരു എലിജിബിലിറ്റി കാല്‍ക്കുലേറ്റര്‍ ഉണ്ടായിരിക്കും. നിങ്ങളുടെ വരുമാനം, തിരിച്ചടയ്ക്കാനുള്ള കഴിവ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോണ്‍ നല്‍കുന്നത്. സ്ഥാപനങ്ങള്‍ ഈ മൂന്നു മാനദണ്ഡങ്ങള്‍ വെച്ചാണ് നിങ്ങള്‍ക്ക് പണം അനുവദിക്കുക. ക്രെഡിറ്റ് സ്‌കോര്‍(സിബില്‍ സ്‌കോര്‍) എത്രയാണെന്ന് അറിയുന്നത് വളരെ നന്നായിരിക്കും. ധനകാര്യ സ്ഥാപനങ്ങള്‍ നിശ്ചിത തുക നിശ്ചിത സമയത്തേക്കാണ് നിങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. ഇതിനു മുമ്പ് നിങ്ങള്‍ ലോണ്‍ തിരിച്ചടച്ചാല്‍ അവര്‍ക്ക് പെനല്‍റ്റി നല്‍കേണ്ടി വരും. ഇത് എത്ര ശതമാനമാണെന്ന് ബാങ്കുകള്‍ നിജപ്പെടുത്തിയിട്ടുണ്ടാകും. താരതമ്യേന കുറഞ്ഞ പെനല്‍റ്റിയുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ ശ്രമിക്കണം. കൂടാതെ നിങ്ങള്‍ക്ക് നിലിവില്‍ അക്കൗണ്ട് ഉള്ള ബാങ്കില്‍ നിന്ന് തന്നെ വ്യക്തിഗത വായ്പ എടുക്കുന്നതായിരിക്കും അഭികാമ്യം. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങള്‍ മറികടക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മാര്‍ഗം വായ്പകളാണ്. ഒട്ടുമിക്ക ബാങ്കുകളും ഇന്നത്തെ കാലത്ത് പേഴ്സണല്‍ ലോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വായ്പ ലഭിക്കാന്‍ കൂടുതല്‍ രേഖകളൊന്നും ആവശ്യമില്ല, മാത്രമല്ല കുറച്ച് ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കുകയും ചെയ്യും. ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വായ്പ അനുവദിക്കുന്ന ചില ഫിന്‍ടെക് കമ്പനികളുമുണ്ട്. എങ്കിലും ക്രെഡിറ്റ് സ്‌കോര്‍, വായ്പാ തുക, വരുമാനം, മറ്റ് വായ്പകളുടെ തിരിച്ചടവ് തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഏതൊരു ധനകാര്യ സ്ഥാപനവും നിങ്ങള്‍ക്ക് വായ്പ അനുവദിക്കുക. ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 300-നും 900-നും ഇടയിലുള്ള ഒരു അക്കമായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോര്‍ വളരെ താഴെയാണെങ്കില്‍ നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള ശേഷിയും സാമ്പത്തിക അച്ചടക്കവും വളരെ കുറവാണെന്ന് അനുമാനിക്കാം. അതിനാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുമ്പോള്‍ സ്‌കോര്‍ 700-ന് മുകളിലായിരിക്കാന്‍ ശ്രദ്ധിക്കു 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ; ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ? വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോറിന് പുറമേ മറ്റെന്തെല്ലാം ശ്രദ്ധിയ്ക്കണം? ലഭിക്കാന്‍ ഏറെ എളുപ്പം, എന്നാല്‍ തിരിച്ചടവ് അത്ര എളുപ്പമാകില്ല; ക്രെഡിറ്റ് കാര്‍ഡ് വില്ലനാകുമോ? ആസ്തികളുടെ ഈടിന്മേല്‍ വായ്പ എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാം മറ്റൊരാള്‍ക്ക് വായ്പയ്ക്കായി ജാമ്യം നില്‍ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പങ്കാളിത്ത ഭവന വായ്പ എടുക്കുന്നത് നേട്ടമോ, കോട്ടമോ? അറിയാം സ്ഥിര നിക്ഷേപത്തില്‍ നിന്നും വായ്പയെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം ഭവന വായ്പകള്‍ നിരസിക്കപ്പെടാന്‍ ഇവ കാരണങ്ങളായേക്കാം ഭവന വായ്പകളുടെ മുന്‍കൂര്‍ തിരിച്ചടവ് എങ്ങനെ? ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ് തിരുത്തല്‍ കഴിഞ്ഞു; ഈ ബാങ്ക് ഓഹരി 50 ശതമാനം മുന്നേറുമെന്ന് മോത്തിലാല്‍ ഒസ്വാള്‍ 3 ആഴ്ച്ച കൊണ്ട് 17% വരെ നേട്ടമെന്ന് പ്രവചനം; 45 രൂപയുള്ള യൂണിയന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ? ഏറ്റവും പുതിയ ഫിനാന്ഷ്യല് ന്യൂസുകളും ടിപ്സുകളുമറിഞ്ഞ് നിങ്ങളുടെ വരുമാനം വര്ധിപ്പിക്കു! നിങ്ങളുടെ ഇന്ബോക്സില് ന്യൂസ് ലെറ്ററുകള് ലഭിക്കാന് സബ്സ്ക്രൈബ് ചെയ്യൂ. ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്. ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പലരും അത് മറന്നു പോയി എന്ന് പൊന്നമ്പലത്തിനു തോന്നുന്നു ങെ ഇതെന്താ ഞാനും പടം വരക്കാന്‍ തുടങ്ങിയോ ഭഗവാനേ രാമായണവും മഹാഭാരതവും ഭാരതത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഇതിഹാസങ്ങള്‍ ആണ്. ഇതിഹാസം എന്നത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതി ഇഹ ആസം (ഇങ്ങനെ ഇവിടെ സംഭവിച്ചിരുന്നു) എന്നാണ്. പക്ഷേ ഇപ്പോ ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഇതി ഹാസം ആണെന്ന്. രാമായണത്തിനും മഹാഭാരതത്തിനും ഉള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഒരു മനുഷ്യന്‍ എങ്ങനെ ആകരുത് എന്നതാണ് മഹാഭാരതം പറയുന്നത്. ഒരു മനുഷ്യന്‍ എങ്ങനെ ആകണം എന്നത് രാമായണവും പറയുന്നു. നോക്കാം, രാമന്‍ – നല്ല മകന്‍, നല്ല ജ്യേഷ്ഠന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്, നല്ല ഭര്‍ത്താവ്, നല്ല രാജാവ്, നല്ല യജമാനന്‍. സീത – നല്ല മകള്‍, നല്ല സഹോദരി, നല്ല ഭാര്യ, നല്ല അമ്മ. ലക്ഷ്മണന്‍ – നല്ല മകന്‍, നല്ല അനിയന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്. ഹനുമാന്‍ – നല്ല സേവകന്‍, നല്ല തോഴന്‍, നല്ല ദൂതന്‍, നല്ല സംഗീതജ്ഞന്‍, നല്ല മദ്ധ്യസ്ഥന്‍, വാഗ്ചാതുര്യമുള്ളവന്‍. രാവണന്‍ – നല്ല അച്ഛന്‍ (പില്‍ക്കാലത്ത്) ‍, ഈശ്വര വിശ്വാസി സ്വന്തം നാശത്തിനു കാരണം വേറെ ഉണ്ട്) ധര്‍മ്മപുത്രന്‍ – യുദ്ധത്തില്‍ ദ്രോണരെ ചതിക്കുന്നു. സ്വാര്‍ത്ഥന്‍, ധൂര്‍ത്തന്‍, ചൂതാടി. ഭീമന്‍ – ആവശ്യമുള്ളപ്പോള്‍ ചിന്തിക്കാത്തവന്‍. എല്ലാരാലും കളിയാക്കപ്പെടുന്നവന്‍. കര്‍ണ്ണന്‍ – ആത്മവിശ്വാസം ഇല്ലാത്തവന്‍. ധൂര്‍ത്തന്‍ (അമിതമായ ദാനശീലം) സുയോധനന്‍ – അമ്മാവന്റെ വാക്കുകള്‍ മാത്രം കേള്‍ക്കുന്നവന്‍ (സ്വയം ചിന്തിക്കാത്തവന്‍) പക്ഷേ, എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പാടില്ലല്ലൊ. എന്ന മട്ടില്‍, ദോഷൈകദൃക്കുകള്‍ ഒരുപാട് കാണും. ഓരോ കൃതിയും, അതെഴുതിയ ആള്‍ എന്തുദ്ദേശിച്ച് എഴുതിയിരിക്കുന്നു എന്ന് അറിഞ്ഞ് വായിക്കുന്നതാണ് ഉത്തമം. ഇതിഹാസങ്ങളിലും മറ്റും അത് പറഞ്ഞിട്ടും ഉണ്ട്. രാമന്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം ആയിരിക്കാം, ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരിക്കാം. അതില്‍ കാര്യമില്ല. നമ്മള്‍ ജീവിക്കുന്ന ‘ഇന്ന്’ എന്ന ദിവസം, അതിന്റെ ഔചിത്യത്തെ കുറിച്ചാകണം നമ്മള്‍ ചിന്തിക്കേണ്ടത്. ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ… പിന്നെ ഒരു വാദ പ്രതിവാദങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു കാര്യം കൂടി പറയാം. പെറ്റ തള്ളയെ ഒറ്റയ്ക്കാക്കീട്ട് നാട് വിട്ടു പോയി എന്ന് യേശുകൃസ്തുവിനെ കുറിച്ച് ആരും പറയില്ല. പക്ഷേ, കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയ രാമനെ പറയാം, അതിനു കാരണം എന്താണെങ്കിലും കര്‍ത്താവേ എന്നോട് പൊറുക്കേണമേ.) ബീ ജേ പ്പീ, എന്ന പേരില്‍, തുടങ്ങീട്ട് 30 കൊല്ലം പോലും തികയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി, അവര്‍ രാമന്റെ പടം തങ്ങളുടെ പോസ്റ്ററില്‍ അച്ചടിച്ചു എന്ന കാരണത്താല്‍, ബീജേപ്പീയുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘ഹിന്ദു മത’ വിശ്വാസികള്‍ ആരാധിക്കുന്ന ശ്രീ രാമനെ പുലഭ്യം പറയുന്ന എല്ലാരുടേം ‘കണ്ണിലെ ഉണ്ണി’ ആയ ‘പ്രിയ ബ്ലോഗര്‍’മാരുടെ ശ്രദ്ധക്ക്. ഉടയവര്‍ ഇല്ലാത്ത അടഞ്ഞ വാതിലുകള്‍ ഉള്ള ബ്ലോഗ് പോലത്തെ ഒരു സ്ഥലത്ത് നിന്നു മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ കുരക്കാനാകൂ. പുറത്തിറങ്ങി, ഒരു പൊതു വേദിയില്‍ സംസാരിച്ചാല്‍, ജോഡിയില്ലാത്ത ചെരുപ്പുകള്‍ക്കായുള്ള പുതിയ ഷോറൂം തുറക്കാനും മാത്രമുള്ള ചെരുപ്പുകള്‍ നിങ്ങള്‍ക്ക് കിട്ടും. സമരവും, വികസനവും നടത്തുന്നത് മനുഷ്യന്‍ തന്നെ. മനുഷ്യന്‍ ചെയ്യുന്ന സമരത്തിനു മനുഷ്യനെ മാത്രം പഴിക്കുക. യുക്തിവാദികള്‍ മോശം ആള്‍ക്കാരല്ല. യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് എത്രത്തോളം വിശ്വസിക്കാമോ, അത്ര തന്നെ ആസ്തികര്‍ക്ക്, ദൈവത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്. ഇന്‍ഫോ: തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ? സ്വന്തം കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ കപ്പല്‍ പാത! സര്‍ക്കാരിന് വര്‍ഷം 21 കോടി… ബാലു അണ്ണനൊ? രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ? പിന്‍‌കുറിപ്പ്: എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്. Tags ദൈവം, പ്രശ്ന കലുഷിതം, രാമന്‍, രാമായണം, വികസനം, സേതു സമുദ്രം ← ഡഗ്ലസോഗ്രഫി – 2 → ആരോ ഉണ്ടാക്കി വിട്ടു 24 replies on “രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ” രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്. ആദ്യ ഭാഗം ഇഷ്ടപ്പെട്ടു. നല്ല വ്യത്യസ്തമായ ചിന്ത… അവതരണം ഹത്യ യെ പറ്റി ഞാന്‍‌ പരാമര്‍‌ശിക്കുന്നില്ല നന്ദി ശ്രീ…പോട്ടെ, ഒരാളെങ്കിലും വന്ന് നോക്കിയല്ലൊ… ഞാന്‍ ശങ്കിച്ചിരിക്കുകയായിരുന്നു… “ചീഞ്ഞ ബ്രാഹ്മണ്യം, ഷണ്ഡത്വം, സവര്‍ണ്ണ മേധാവിത്വം” എന്നീ ഇക്കിളി വാക്കുകള്‍ ഇല്ലാത്തത് കൊണ്ട് ഇതൊക്കെ ആരെങ്കിലും വായിക്കുമോ എന്ന്!…നന്ദിയുണ്ട് ശ്രീ, നന്ദിയുണ്ട് (സലീം കുമാര്‍ സ്റ്റൈല്‍)! സവര്‍ണ്ണന്മാര്‍ക്ക് നന്ദി കൊടുക്കില്ല… ഒണ്‍‌ലി അവര്‍ണ്ണേഴ്സ്!എന്തായാലും കുറുമാന്‍‌ജീക്ക് ഒരെണ്ണം തരാം… നന്ദി. ചിന്തിപ്പിക്കുന്ന ലേഖനം തന്നെ പൊന്നമ്പലം.എനിക്കു് നന്ദി വേണ്ട സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കണമെന്നുണ്ടെങ്കില്‍ ചിന്തിക്കാന്‍ വകുപ്പുള്ള ലേഖനം.ഇന്‍ഫോ പറഞ്ഞത് തന്നെ) ബീജേപ്പിയും തൊഗാഡിയായും തൊളവഡായിയും തൊട്ടുകൂടായ്കയും എല്ലാം എതിര്‍ക്കുന്നതുകൊണ്ട് ഇനി എന്ത് വിലകൊടുത്തും രാമസേതു നമ്മള്‍ നിര്‍മ്മിച്ചിരിക്കും. പരിസ്ഥിതിയും ഇന്ത്യയും സുനാമിയും ഒക്കെ പിന്നെ. യു.പി.ഏ മന്ത്രിസഭയുടെ തുടക്കം ഓര്‍ക്കുന്നുണ്ടോ? ഷിപ്പിംഗ് കിട്ടാത്തതുകൊണ്ട് ഡി.എം.കെ മന്ത്രിസഭയില്‍ ചേരാതെ പോലും നില്‍ക്കുകയായിരുന്നു (ഓര്‍മ്മയില്‍ നിന്ന് തമിഴ്‌നാട്ടുകാരെ കണ്ട് പഠി. അവര്‍ ഒന്നല്ല ഒരായിരം മുഴം നീട്ടിയെറിയും-കടലില്‍ തന്നെ പോയി വീഴുകയും ചെയ്യും. ഒരു നൂറ് കൊല്ലം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലേക്ക് പോകാന്‍ വിസ വേണ്ടിവരും- കേരളം തമിഴ്രാജ്യത്തിനോട് ചേര്‍ത്തില്ലെങ്കില്‍.നമുക്ക് അപ്പോഴും പ്രധാനമന്ത്രിയില്‍ നിന്നും മറ്റും കാലാകാലങ്ങളില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെന്നവണ്ണം ഉറപ്പുകള്‍ കിട്ടിക്കൊണ്ടിരിക്കും.ബ്ലോഗുള്ളതുകൊണ്ട് പൊന്നമ്പലത്തിനും ഇതൊക്കെ പറയാന്‍ പറ്റി. നാട്ടിലെ ബുദ്ധിജീവി ക്ലബ്ബിലെങ്ങാനും പോയി “അല്ല ചേട്ടാ, ചേട്ടന്‍ പറഞ്ഞുവരുന്നത്…” എന്നെങ്ങാനും ഒന്ന് സംശയിച്ച് നോക്കിക്കേ, അപ്പോള്‍ കാണാം 🙂 എനിക്കും തോന്നിയത് അതു തന്നെ, എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും പറയാനുള്ളത് പലതും പറഞ്ഞിട്ടുണ്ട്. പൊന്നമ്പലത്തുസ്സ്വാമ്യേയ്യ്യ്യ്യ്യ്യ്…ശരണമയ്യപ്പോവ്വ്വ്വ്വ്വ്വ്വ്വ്വ്..ഇതു മുഴുവന്‍ വായിയ്ക്കാനിരിയ്ക്കുന്നേയുള്ളൂ….പക്ഷെ…When you spilled the milk, did it look like the moon? ഉണ്ടല്ലോഅതിനെന്തു ഭംഗി ! "ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ…"എന്തൊരു ലൊജിക്ക് Ithu engane mizhunganam ആയെംവി…തൊണ്ട തൊടാതെ വേണം മിണുങ്ങാന്‍… ഇല്ലെങ്കില്‍, ഇക്കിളെടുക്കും… ഒരു സംശയം: ഇതു വരെ ഇയാളെ കണ്ടിട്ടില്ലല്ലൊ, ഇപ്പൊ ജനിപ്പിച്ചതാണോ? ആരെങ്കിലും? ഈ കമന്റിടാന്‍?‌)പുതിയ ഒരു ബ്ലോഗര്‍ കൂടി… സ്വാഗതം “ആയെംവി” കലക്കി മ്മാനേ കലക്കി, ഏതോ പട്ടര്‌ ആ ഡ്രോയര്‍ പഹയനെ പണിതൃക്ണ്‌ അതാ ഒന്‌ത്ര ഹാല് പൊന്നമ്പലമേ, മാരീചനുളള കുത്തു കണ്ടു. മന്മഥം മാത്രമല്ല ഒളിയമ്പ് എന്ന പേരില്‍ മറ്റൊരു ബ്ലോഗു കടയുമുണ്ട് മാരീചന്റെ പേരില്‍. അപവാദവും പരദൂഷണവുമാണ് ഏര്‍പ്പാട്. ഇക്കിളി മടുക്കുമ്പോള്‍ ഒരു സോഡാ കുടിക്കാനുളള വകുപ്പ് അവിടെയുണ്ടെന്ന് സാരം. രാഷ്ട്രീയവും രതിയുമാണല്ലോ അതിന്റെ ഒരിത്? യേത്? ആ കുത്തു മാറിക്കൊണ്ടു, അഥവാ മാറിക്കൊണ്ട കുത്ത്!!മാരീചാ, ആ കുത്ത് താങ്കള്‍ക്കുള്ളതായിരുന്നില്ല!പ്രസ്തുത പോസ്റ്റിലെ ആശയത്തിനോട് മാത്രം ആണ് കുത്ത്. ആ കുത്ത് കുറിക്കു കൊണ്ടു എന്ന് തന്നെ ആണ് എന്റെ വിശ്വാസം എനിക്ക് ആരോടും വ്യക്തിപരമായ എതിര്‍പ്പില്ല മാരീചന്‍‌മാഷേ… ആശയങ്ങളെ മാത്രമേ എതിര്‍ക്കാറുള്ളൂ. പറയുന്ന ആള്‍, ആളുടെ പ്രായം, നിറം, പൊക്കം, വണ്ണം, വര്‍ണ്ണം, ജാതി, മതം ഇതൊന്നും എനിക്ക് വിഷയമല്ല മാരീച്ജി നിനക്ക് എത്ര ഐഡി ഉണ്ടടാ പന്ന പട്ടീ …. ദാസാ,അതേ ഭാഷയില്‍ മറുപടി എഴുതാന്‍ അറിയാഞ്ഞിട്ടല്ല. വേണ്ട. ഞാന്‍ നീയല്ല കുഞ്ഞാ… പിന്നെ നിന്റെ കമന്റ്, അതിവിടെ തന്നെ കിടക്കട്ടെ. നിന്റെ സംസ്കാരം വിളിച്ചോതുന്ന കമന്റ്. അത് വായിച്ച് ഞാനങ്ങ് ഡെസ്പ് ആവും എന്ന് കരുതിയാല്‍, പൂവര്‍ ബോയ് നീ പോഡേയ്… നീ ആരാന്ന് എനിക്ക് മനസ്സിലായി…ബൈ… “തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ?” അതെ, ആര്‍ക്കെങ്കിലും അറിയാമൊ? ഉമേഷേട്ടന്‍ കാണണ്ട വാത്മീകി എന്നെഴുതിയത്. എന്നെ തെറി വിളിച്ചു പേര് വാല്‍മീകി എന്നു മാറ്റിച്ചതാ. സംഭവം കൊള്ളാം. ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറിൽ മാത്രമായിരിക്കരുത്. അത് ഞാൻ പരസ്‌നേഹപ്രവൃത്തികൾ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാർഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാർത്ഥന, ഉപവാസം, ദരിദ്രരെ ആത്മീയമായും ഭൗതികമായും സഹായിക്കൽ എന്നിവവഴിയും പ്രായശ്ചിത്തം ചെയ്യാം. പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനഃസാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തത്തിന് ഒരു ബന്ധവുമില്ല. ഞാൻ എത്ര മോശക്കാരനാണെന്ന് ചിന്തിച്ച് ആകുലപ്പെട്ടുകൊണ്ടിരിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അന്യോഷണത്തിന്‌ അനുസൃതമായ റിസൾട്ട് ലഭിക്കുന്നില്ല, മുകളിലെ ഫിൽറ്ററുകൾ അൽപ്പം കൂടി ഉദാരമാക്കി ഒന്നുകൂടി ശ്രമിച്ചു നോക്കു മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം Newsthen l The news interactive ‘ഒമിക്രോണ്‍’ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം ഭിന്നശേഷിക്കാരിയായ ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് .പിന്നാലെ 100 പവനും 7 ലക്ഷം രൂപ വിലയുള്ള കാറും ചോദിച്ച് വാങ്ങി .ധാരാളം പണം വേറെയും വാങ്ങി .ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷ്ണുവിനെയും വിസ്തരിച്ചപ്പോൾ ആണ് ഈ വിവരങ്ങൾ പറഞ്ഞത് . വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃ വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി .ഭർതൃ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പുകടി ഏറ്റപ്പോൾ തന്നെ സംശയം ഉണ്ടായിരുന്നു .എന്നാൽ സർപ്പദോഷം കൊണ്ടാണെന്ന് സൂരജ് പറഞ്ഞു വിശ്വസിപ്പിച്ചു . മരണ ശേഷം സ്വത്തിനായി സൂരജ് വഴക്കിട്ടു .ഇതാണ് സംശയങ്ങൾക്ക് കാരണമായത് .ഉത്രയെ കടിച്ച പാമ്പിനെ കൊന്നത് താൻ ആണെന്ന് സഹോദരൻ വിഷ്ണു മൊഴി നൽകി .സൂരജിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഹാജരാക്കിയത് .ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ മെയ് മാസത്തിൽ ആണ് അഞ്ചൽ സ്വദേശി ഉത്ര പാമ്പു കടി ഏറ്റു മരിക്കുന്നത് .സ്ത്രീധനം സ്വന്തമാക്കി ഭിന്നശേഷിക്കാരിയായ ഭാര്യയെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കമാണ് സൂരജ് നടത്തിയത് എന്നാണ് കേസ് .സൂരജിന്റെ മാതാപിതാക്കളും സഹോദരിയും കേസിൽ പ്രതികളാണ് . Previous Previous post: ജനം അസ്വസ്ഥർ,രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും, എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് സുകുമാരൻനായർ Next Next post: പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ ആയില്ല സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… കൊച്ചി: നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ആഗസ്റ്റ് 2ന് കൊച്ചിയില്‍ വച്ചു നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 81 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 84 കോടി രൂപയായിരുന്നു മൊത്ത വരുമാനം. വരുമാനത്തില്‍ 4 ശതമാനം ഇടിവുണ്ടായി. നികുതി കഴിച്ചുള്ള ലാഭം 12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി രൂപയായിരുന്നു. 2018 ജൂണ്‍ 30ലെ കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 37,600 കോടി രൂപയാണ്. നിലവില്‍ ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സതീഷ് മേനോനെയും, ജിയോജിത് ടെക്‌നോളജീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ എ. ബാലകൃഷ്ണനെയും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. കുവൈത്ത് ആസ്ഥാനമായ ബി.ബി.കെ. ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ കൂടിയാണ് സതീഷ് മേനോന്‍. ഇരുവരും കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ 'മാനേജര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ലഭിച്ച മുന്‍നിര മാനേജര്‍മാരാണ്. പേടിഎം നിക്ഷേപകർക്ക് രണ്ടുദിവസംകൊണ്ട് നഷ്ടമായത് 40 വിപണിമൂല്യം 50,000 കോടിയിലേറെ ഇടിഞ്ഞു പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിന്റെ ഓഹരി വില രണ്ടാംദിവസവും ഇടിവുനേരിട്ടു പേടിഎം നിക്ഷേപകർക്ക് രണ്ടുദിവസംകൊണ്ട് നഷ്ടമായത് 40 വിപണിമൂല്യം 50,000 കോടിയിലേറെ ഇടിഞ്ഞു ബാങ്ക് ഓഫ് മഹാരാഷ്ട്ര കോട്ടയം ശാഖ പുതിയ കെട്ടിടത്തിലേക്ക് കേരളത്തിലും ഉയരണം യൂണികോൺ സ്റ്റാർട്ട് അപ്പുകൾ കല്യാൺ ജൂവലേഴ്‌സ് 69 കോടി അറ്റാദായം നേടി എയർ ഇന്ത്യയിൽ ഇനി ആനുകൂല്യമില്ല: സർക്കാർ ജീവനക്കാർക്ക് മറ്റ് വിമാനങ്ങളിലും പറക്കാം റെനൗൾട്ട് കെ ഡ്ബ്ല്യു ഐ ഡി ഹോണ്ട ബിആർ-വിറെനൗൾട്ട് കെ ഡ്ബ്ല്;യു ഐ ഡി യുടെ വീഡിയോകൾ: വിദഗ്ഢരുടെ അവലോകനങ്ങൾ, ടെസ്റ്റ് ദ്രൈവുകൾ, താരതമ്യങ്ങൾ താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന ഇപ്പോൾ നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം മുമ്പ് തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം ചെ ചെറിയ തിരുത്ത്. ഇപ്പോൾമുമ്പ് 13:11, 14 ഡിസംബർ 2020‎ Sreejithkoiloth സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 12:50, 2 ഡിസംബർ 2020‎ Ranjithsiji സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 12:28, 29 സെപ്റ്റംബർ 2020‎ Adithyak1997 സംവാദം സംഭാവനകൾ‎ (ചെ 1,520 ബൈറ്റുകൾ +1,051‎ മലയാളം വിക്കിയിലെ പതിപ്പ് ചേർത്തു ഇപ്പോൾമുമ്പ് 20:00, 6 സെപ്റ്റംബർ 2018‎ Ranjithsiji സംവാദം സംഭാവനകൾ‎ (ചെ 469 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 14:44, 22 ഡിസംബർ 2017‎ Sabarish സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 22:40, 23 നവംബർ 2017‎ Ranjithsiji സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 11:22, 13 നവംബർ 2016‎ Ranjithsiji സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു ഇപ്പോൾമുമ്പ് 19:34, 6 ഒക്ടോബർ 2016‎ Stultus സംവാദം സംഭാവനകൾ‎ (ചെ 182 ബൈറ്റുകൾ 0‎ ഒരു പതിപ്പ് ഇറക്കുമതി ചെയ്തു 1995-ൽ സ്ഥാപിതമായ ഷാൻ‌ഡോംഗ് കിംഗോറോ മെഷിനറി കമ്പനി, 25 വർഷത്തെ നിർമ്മാണ പരിചയമുണ്ട്. ഞങ്ങളുടെ കമ്പനി ചൈനയിലെ ഷാൻ‌ഡോങ്ങിലെ മനോഹരമായ ജിനാനിലാണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് ചിപ്പിംഗ്, മില്ലിംഗ്, ഡ്രൈയിംഗ്, പെല്ലറ്റൈസിംഗ്, കൂളിംഗ്, പാക്കിംഗ് എന്നിവ ഉൾപ്പെടുന്ന ബയോമാസ് മെറ്റീരിയലുകൾക്കായി ഞങ്ങൾക്ക് പൂർണ്ണമായ പെല്ലറ്റ് മെഷീൻ പ്രൊഡക്ഷൻ ലൈൻ നൽകാൻ കഴിയും. ഞങ്ങളുടെ പ്രധാന ഉൽ‌പ്പന്നങ്ങൾ‌: വുഡ് പെല്ലറ്റ് മെഷീൻ, അനിമൽ ഫീഡ് പെല്ലറ്റ് മെഷീൻ, വുഡ് ചിപ്പർ, ചുറ്റിക മിൽ, റോട്ടറി ഡ്രയർ, കൂളർ, പാക്കിംഗ് മെഷീൻ, മറ്റ് സഹായ ഉപകരണങ്ങൾ. ബയോമാസ് പെല്ലറ്റൈസറുകളുടെ ഒരു നൂതന നിർമ്മാതാവെന്ന നിലയിൽ കിംഗോറോയ്ക്ക് 17 ദേശീയ പേറ്റന്റുകൾ ഉണ്ട്, കൂടാതെ IS09001 ക്വാളിറ്റി സിസ്റ്റം സർട്ടിഫിക്കേഷൻ, സിഇ സർട്ടിഫിക്കേഷൻ, എസ്‌ജി‌എസ് സർട്ടിഫിക്കേഷൻ എന്നിവ നേടിയിട്ടുണ്ട്. ഷാൻ‌ഡോംഗ് കിംഗോറോ മെഷിനറി കമ്പനി, ലിമിറ്റഡ് പുതിയ ബയോമാസ് തന്ത്രം പുറപ്പെടുവിക്കാൻ യുകെ സർക്കാർ ഒരു ചെറിയ മുതൽമുടക്കിൽ എങ്ങനെ ആരംഭിക്കാം വിലാസം: നമ്പർ 666 ഫെങ്‌നിയൻ റോഡ്, ജിനാൻ സിറ്റി, ഷാൻ‌ഡോംഗ് പ്രവിശ്യ, ചൈന തടിക്ക് യന്ത്രം പൊടിക്കുന്നു, അനിമൽ ഫീഡ് പെല്ലറ്റ് മിൽ, ബെൽറ്റ് ഓടിച്ച ചുറ്റിക മിൽ, ചുഴലിക്കാറ്റിനൊപ്പം ചുറ്റിക മിൽ, ഗാർഡൻ വുഡ് ചിപ്പറുകൾ, വുഡ് ക്രഷർ, കൊച്ചി: റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുമ്പ് വിവരങ്ങള്‍ അറിയിക്കാന്‍ ആണ് കോടതിയുടെ നിര്‍ദേശം. അമിക്കസ് ക്യൂറി, അഭിഭാഷകര്‍ എന്നിവര്‍ക്ക് പുറമെ പൊതുജനത്തിനും വിഷയം ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി പറഞ്ഞു. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം പരാതികള്‍ എത്തുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോചനീയാവസ്ഥയെ ഹൈക്കോടതി നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെയ്ക്കണമെന്നാണ് കോടതി പറഞ്ഞത്. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷം കോടതി ഇടപെടലിനെ തുടര്‍ന്ന് നന്നാക്കിയ റോഡുകള്‍ ഈ വര്‍ഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ പറഞ്ഞു. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി തിരിച്ച് മറുപടി നല്‍കി. അധോലോകഗുണ്ടാ സിയയുടെ കൂട്ടാളി റഫീഖിനെതിരെ ഇന്റര്‍പ്പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍ കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു Share2022ല്‍ ആദ്യ ബാച്ച് നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍… വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത് കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും ക്രൈസ്തവ സഭ ഓരോ വർഷത്തെയും തിരുനാളാഘോഷങ്ങൾ, വിശുദ്ധരുടെ ദിവസങ്ങൾ, അതത് ദിവസങ്ങളിലെ ദിവ്യബലിയർപ്പണത്തിന് ഇടയിലുള്ള വായനകൾ എന്നിവ നിർണയിക്കുന്നതിനായി ചിട്ടപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് ആരാധന ക്രമ വർഷം അഥവാ സഭാ വർഷം[1 ആഴ്ചകളെ അടിസ്ഥാനമാക്കിയാണ് കലണ്ടർ നിർമിച്ചിട്ടുള്ളത്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് വരുന്ന [2] ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയാണ് ക്രമ വർഷത്തിലെ ഒരാഴ്ച 3]ആരാധന ക്രമവർഷത്തെ കാലങ്ങളും (ആഗമനകാലം, തപസ്സുകാലം, ഉയർപ്പ് കാലം, സാധാരണ കാലം അല്ലെങ്കിൽ ആണ്ടുവട്ടം തുടങ്ങിയവ) ആഴ്ചകളും ദിവസങ്ങളും ആയിട്ടാണ് തിരിച്ചിരിക്കുന്നത്. കത്തോലിക്കാ-ഓർത്തഡോക്സ്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ ഒരേ കലണ്ടർ തന്നെയാണ് പിന്തുടരുന്നതെങ്കിലും കന്യകാമറിയം, വിശുദ്ധന്മാർ എന്നിവരുടെ വണക്കം [4 5]ആചരിക്കാത്തതിനാൽ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് തിരുനാളുകൾ മാത്രമേ പ്രൊട്ടസ്റ്റന്റ് സഭകൾക്കുള്ളൂ 6]ആഗമനകാലം (Advent Season) ഒന്നാം ഞായർ മുതൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ വരെയാണ് കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷം. കാലങ്ങളിൽ വലിയ വ്യത്യാസമില്ലെങ്കിലും [7]സെപ്തംബർ ഒന്നിനാണ് പൌരസ്ത്യ ഓർത്തോഡോക്സ് സഭയുടെ വർഷാരംഭം. പത്രോസ് · സഭ · ദൈവരാജ്യം പുതിയ ഉടമ്പടി · സമയരേഖ · പൗലോസ് പഴയ നിയമം · പുതിയ നിയമം പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ് ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം യുഗാന്തചിന്ത · രക്ഷ · സ്നാനം ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം ചർച്ച് ഓഫ് ദ ലാറ്റർ ഡേ സെയിന്റ്സ് ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ ഗിരിപ്രഭാഷണം · സംഗീതം · കല 1 റോമൻ കത്തോലിക്കാ ആരാധനക്രമ വർഷം 2 ആംഗലേയ സഭ ആരാധന ക്രമ വർഷം 3 പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ [8]റോമൻ കത്തോലിക്കാ റീത്ത്, ചില ലൂഥറൻ, ആംഗ്ലിക്കൻ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ എന്നിവർ പിന്തുടരുന്നത് ഈ ആരാധനക്രമ വർഷമാണ്. ആഗമനകാലം (Advent Season ക്രിസ്മസ് കാലം (Christmastide തപസു കാലം (Lent Season ഉയർപ്പു കാലം (Easter Season സാധാരണ കാലം (Ordinary Season) എന്നിവയാണ് ഈ ക്രമവർഷത്തിലെ കാലങ്ങൾ. ക്രിസ്മസിന് മുൻപുള്ള [9]നാല് ആഴ്ചകളാണ് ആഗമനകാലം (Advent Season ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബറിലെ അവസാന ഞായറാഴ്ചയോ ഡിസംബറിലെ ആദ്യ ഞായറാഴ്ചയോ ആണ് ആഗമനകാലം ആരംഭിക്കുന്നത്. ഡിസംബർ [10]ഇരുപത്തി നാലാം തീയതി വൈകുന്നേരമാണ് ആഗമന കാലം അവസാനിക്കുന്നത്. ഈ കാലയളവിൽ അൾത്താര അലങ്കരിക്കുന്ന തുണികളുടെയും വിരികളുടെയും, കുർബാന അർപ്പിക്കുന്ന സമയത്ത് വൈദികൻ ധരിക്കുന്ന മേലങ്കിയുടെയും [11]നിറം നീലയായിരിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലയളവിനെ [12]ചെറിയ നോമ്പ് കാലം 13]ഇരുപത്തഞ്ച് നോമ്പുകാലം എന്നും വിളിക്കാറുണ്ട്. ഈ നോയമ്പ് കാലത്ത് ഉപവാസം, ഇഷ്ട വസ്തുക്കളെ വർജ്ജിക്കൽ (ആശയടക്കം മാസം വർജ്ജിക്കൽ എന്നിവയും ക്രൈസ്തവർ ആചരിക്കാറുണ്ട്‌. വിവാഹം ഈ കാലത്ത് [14]നിഷിദ്ധമാണ്. ആഗമന കാലത്തിന്റെ തുടർച്ചയാണ് [15]ക്രിസ്മസ് കാലം(Christmastide ഡിസംബർ ഇരുപത്തിനാലിന് ചൊല്ലുന്ന സായാഹ്ന പ്രാർത്ഥന (Vespers)യോടെയാണ് ക്രിസ്മസ് കാലം ആരംഭിക്കുന്നത്. ക്രിസ്മസ് മുതൽ പന്ത്രണ്ട് ദിവസം വരെ (പ്രത്യക്ഷീകരണ തിരുനാൾ Epiphany) വരെയാണ് ഇത് ആചരിക്കുന്നത്. എങ്കിലും യഥാർത്ഥത്തിൽ പ്രത്യക്ഷീകരണ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ വരെ ക്രിസ്മസ് കാലം നീളാറുണ്ട്. ഈ കാലയളവിൽ ആരാധനക്രമ നിറം വെള്ളയാണ്. സ്വർണ നിറത്തിലുള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. 33-34 ആഴ്ചകൾ ഉൾക്കൊള്ളുന്ന സാധാരണ കാലം (Ordinary Season) രണ്ടു പാദങ്ങളായി തിരിച്ചിരിക്കുന്നു 16][17]ആദ്യപാദം യേശുവിന്റെ ജ്ഞാനസ്നാന തിരുനാളിന് അടുത്ത ദിവസം ആരംഭിക്കുകയും വിഭൂതി ബുധന് (Ash Wednesday) മുൻപുള്ള ദിവസം അവസാനിക്കുകയും ചെയ്യും. യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ മുതൽ ഈസ്റ്റർ വരെയുള്ള ദൈർഘ്യത്തിലെ ഏറ്റകുറച്ചിലുകൾ അനുസരിച്ച് മൂന്നു മുതൽ എട്ട് ഞായറാഴ്ചകൾ വരെ ആദ്യപാദം നീളാവുന്നതാണ്. പെന്തക്കോസ്താ തിരുനാളിന്[18]തൊട്ടടുത്ത ദിവസം രണ്ടാം പാദം ആരംഭിക്കും. അൻപത്തിമൂന്ന് ആഴ്ചകൾ ഉള്ള വർഷങ്ങളിൽ [19]പെന്തക്കോസ്താ കഴിഞ്ഞു വരുന്ന ഞായർ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കാറുണ്ട്. അത്തരുണത്തിൽ പെന്തക്കോസ്താ വിഭാഗത്തിന് [20]ത്രിത്വത്തിന്റെ തിരുനാളിന് തൊട്ടടുത്ത ദിവമാണ് രണ്ടാം പാദം ആരംഭിക്കുന്നത്. രണ്ടാം പാദത്തിലെ അവസാന ഞായറാഴ്ച ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആയി ആഘോഷിക്കപ്പെടുന്നു. ഈ കാലത്ത് ഉപയോഗിക്കുന്ന അലങ്കാര വസ്ത്രങ്ങളുടെയും മേൽ വസ്ത്രങ്ങളുടെയും നിറം പച്ചയാണ്. എങ്കിലും ചില ആംഗ്ലിക്കൻ വിഭാഗങ്ങൾ അവസാന ആഴ്ചകളിൽ ചുവപ്പ് ഉപയോഗിക്കാറുണ്ട്. [21]വിഭൂതി ബുധൻ (Ash Wednesday, ക്ഷാര ബുധൻ കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ [22]വലിയ നോയമ്പ് 23]അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ [24]അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും [25]വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ [26]വി. ഔസേപ്പിതാവിന്റെ തിരുനാൾ, മംഗള വാർത്ത തിരുനാൾ എന്നിവയ്ക്കൊഴികെ [27]ഗ്ലോറിയ (അത്യുന്നതങ്ങളിൽ ദൈവത്തിനു യും അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന തെ ദേവും (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ [28]പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്. [29]തപസുകാലത്തിന്റെ അവസാന ആഴ്ച വിശുദ്ധ വാരം (Holy Week) എന്നാണ് അറിയപ്പെടുന്നത്. ഓശാന ഞായറാഴ്ച Palm Sunday 30] കുരുത്തോല പെരുന്നാൾ) യോടെയാണ് വിശുദ്ധ വാരം ആരംഭിക്കുന്നത് 31]വിശുദ്ധ വാരത്തിൽ ദുഃഖ വെള്ളിയാഴ്ച വരെ ക്രൂശിത രൂപങ്ങൾ നീല തുണി കൊണ്ട് മറക്കാറുണ്ട്. ക്രിസ്തുവിന്റെ രാജകീയ പ്രവേശം അനുസ്മരിക്കുന്ന ഓശാന ഞായർ, അന്ത്യ അത്താഴം അനുസ്മരിക്കുന്ന പെസഹാവ്യാഴം, പീഡാനുഭവവും കുരിശുമരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളി, വിശുദ്ധ ശനി (വലിയ ശനി ഈസ്റ്റർ എന്നിവയാണ് വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങൾ. [32]ദുഃഖ വെള്ളി (Good Friday വിശുദ്ധ ശനി Holy Saturday (വലിയ ശനി ഈസ്റ്റർ എന്നിവ അടങ്ങിയതാണ് ഈസ്റ്റർ ത്രിദിനം (Easter Triduum 33]പെസഹാ വ്യാഴാഴ്ച (Moundy Thursday) വൈകുന്നേരം നടക്കുന്ന ദിവ്യബലി (അന്ത്യാത്താഴ സ്മരണ)യോട് കൂടി ഈസ്റ്റർ ത്രിദിനം ആരംഭിക്കുന്നു. പല വിഭാഗങ്ങളിലും അന്നേ ദിവസം ദിവ്യബലി മദ്ധ്യേ പാദ ക്ഷാളന കർമ്മം (കാലുകഴുകൽ ശുശ്രൂഷ) നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപ് യേശുദേവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുകരണമായി മുഖ്യ കാർമ്മികനായ വൈദികൻ അല്മായരായ പന്ത്രണ്ട് പേരുടെ കാലുകൾ കഴുകുന്ന ചടങ്ങാണ് പാദ ക്ഷാളന കർമ്മം. തുടർന്ന് അർദ്ധരാത്രി വരെ ജാഗരണ പ്രാർത്ഥനയാണ്. റോമൻ കത്തോലിക്കാ പള്ളികളിൽ [34]അർദ്ധരാത്രി വരെ പരിശുദ്ധ കുർബാനയുടെ ആരാധന നടത്താറുണ്ട്. രാവിലെ ജാഗരണ പ്രാർത്ഥനയുടെ തുടർച്ച ഉണ്ടായിരിക്കും. കേരളത്തിലെ ക്രൈസ്തവർ [35] പുത്തൻ പാന പാരായണം 36] കുരിശിന്റെ വഴി ചൊല്ലൽ എന്നിവ ഈ ദിവസം പ്രത്യേകമായും തപസുകാലത്തിലെ ചൊവ്വാ, വെള്ളി ദിവസങ്ങളിലും ചെയ്യാറുണ്ട്. [37]ദുഃഖ വെള്ളിയാഴ്ച വിശുദ്ധ കുർബാന അർപ്പിക്കാറില്ല 38 39]വൈകുന്നേരം ആരംഭിക്കുന്ന തിരുക്കർമങ്ങളിൽ കുരിശാരാധന, പീഡാനുഭവ വായന, സാർവത്രീക പ്രാർത്ഥന, നഗരി കാണിക്കൽ പ്രദക്ഷിണം, യേശുവിന്റെ ശരീരം പ്രതീകാത്മകമായി സംസ്കരിക്കൽ എന്നിവയാണ് പ്രധാന തിരുക്കർമ്മങ്ങൾ. ആവരണം ചെയ്യപ്പെട്ട ക്രൂശിത രൂപങ്ങൾ അന്നേ ദിവസം അനാവരണം ചെയ്യുന്നു. നീല, കറുപ്പ് എന്നീ വസ്തങ്ങൾ ആണ് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. തുടർന്ന് വരുന്ന ശനിയാഴ്ച വലിയ ശനി (വിശുദ്ധ ശനി) യായി ആചരിക്കുന്നു 40]സംസ്കരിക്കപ്പെട്ട യേശുവിന്റെ ശരീരം കല്ലറയിൽ ശയിച്ചത് ഈ ദിനം അനുസ്മരിക്കുന്നു. അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല. വലിയ ശനിയാഴ്ച രാത്രിയിലാണ് [41]ഈസ്റ്റർ ജാഗരണം ആരംഭിക്കുന്നത്. അർദ്ധരാത്രിക്ക് മുൻപുള്ള മണിക്കൂറിൽ സഭ ഈസ്റ്റർ ജാഗരണം നടത്തുന്നു 42]റോമൻ കത്തോലിക്ക സഭകളിൽ പഴയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നും സുവിശേഷങ്ങൾ ഒഴികെയുള്ള പുതിയ നിയമത്തിലെ ഗ്രന്ഥങ്ങളിൽ നിന്നുള്ള വായനകൾ ആണ് ജാഗരണ സമയത്തെ പ്രധാന കർമ്മങ്ങളിൽ ഒന്ന്. അർദ്ധ രാത്രി യാകുമ്പോൾ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ രൂപം അനാവരണം ചെയ്യുകയും ഗ്ലോറിയ ആലപിച്ച് ദിവ്യബലി തുടരുകയും ചെയ്യും. [43]ഈസ്റ്റർ ഞായർ മുതൽ പെന്തക്കോസ്താ തിരുനാൾ വരെയാണ് റോമൻ കത്തോലിക്കാ സഭയിൽ ഉയിർപ്പുകാലം (Easter Season) ആചരിക്കുന്നത്. ഈസ്റ്റർ കഴിഞ്ഞു വരുന്ന രണ്ടാമത്തെ ഞായറാഴ്ച വരുന്ന കരുണയുടെ ഞായർ, യേശുവിന്റെ സ്വർഗാരോഹണം എന്നിവ ഈ കാലത്തിലെ പ്രധാന ദിനങ്ങളാണ്. അവസാന ഞായർ (ഈസ്റ്റർ കഴിഞ്ഞ് ഏകദേശം അൻപത് ദിവസത്തിനടുത്തു വരുന്ന ഞായർ) പെന്തക്കോസ്താ ദിനമായി ആചരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനമാണ് ഈ ദിനം അനുസ്മരിക്കുന്നത്. പെന്തക്കോസ്താ ദിനത്തോടെ ഉയിർപ്പ് കാലം അവസാനിക്കുകയും സാധാരണ കാലം രണ്ടാം പാദം ആരംഭിക്കുകയും ചെയ്യും. സ്വർണ്ണ നിറമോ വെള്ള നിറമോ ഉള്ള അലങ്കാര വസ്ത്രങ്ങളും മേൽ വസ്ത്രങ്ങളും ആണ് ഈ കാലയളവിൽ ഉപയോഗിക്കുന്നത്. ആംഗലേയ സഭ ആരാധന ക്രമ വർഷംതിരുത്തുക [44]ആംഗലേയ സഭയുടെ ആരാധന ക്രമ വർഷം റോമൻ കത്തോലിക്കാ സഭയുടെ ആരാധനക്രമ വർഷവുമായി സാമ്യമുള്ളതാണ്. കലണ്ടറിനെ ആഗമന-തപസ്-ഉയിർപ്പ്-സാധാരണ കാലങ്ങളായി തിരിച്ചിരിക്കുന്നു. റോമൻ റീത്തിലുള്ള മിക്ക തിരുനാളുകളും സ്മരണ ദിനങ്ങളും ചെറിയ വ്യത്യാസത്തോടെ ആംഗലേയ സഭയിലും കാണാം. എന്നാൽ ഇംഗ്ലണ്ടിലെ സഭയടക്കമുള്ള ചില ആംഗലേയ സഭകളിൽ ക്രിസ്മസ് കാലത്തിന് ശേഷം [45]പ്രത്യക്ഷീകരണ കാലം കൂടി ആചരിക്കുന്നതായി കാണാം. പ്രത്യക്ഷീകരണ തിരുനാൾ ദിനം (ജനുവരി 6 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വൈകുന്നേരം സായാഹ്ന പ്രാർത്ഥനയോടെ ആരംഭിക്കുന്ന പ്രത്യക്ഷീകരണ കാലം യേശുവിന്റെ ദേവാലയ സമർപ്പണ തിരുനാൾ (ഫെബ്രുവരി 2 അല്ലെങ്കിൽ അതിനടുത്തു വരുന്ന ഞായറാഴ്ച) വരെ നീളുന്നു. അതിനു ശേഷമാണ് സാധാരണ കാലം ആദ്യ പാദം ആരംഭിക്കുന്നത്. നോയമ്പാചരണം, തിരുനാളുകൾ എന്നിവയിൽ വ്യത്യസ്തത ഉണ്ടെങ്കിലും പൌരസ്ത്യ സഭാ കലണ്ടർ പല കാര്യങ്ങളിലും റോമൻ സഭാ കലണ്ടറുമായി സാമ്യത പുലർത്തുന്നു 46]പൌരസ്ത്യ ഓർത്തോഡോക്സ് സഭയിൽ പ്രമുഖ വിഭാഗം ജൂലിയൻ കലണ്ടറാണ് അടിസ്ഥാനമാക്കി എടുത്തിട്ടുള്ളത് 47]ജൂലിയൻ കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ നിലവിൽ 13 ദിവസത്തെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് തന്നെ ജൂലിയൻ കലണ്ടറിൽ ഡിസംബർ 25 നു വരുന്ന ക്രിസ്മസ് ഗ്രിഗോറിയൻ കലണ്ടറിൽ [48]ജനുവരി 7നാണ് വരുന്നത്. ആഗമന-തപസു കാലങ്ങളിൽ അനുഷ്ഠിക്കുന്ന നോയമ്പിനു പുറമേ രണ്ടു നോയമ്പുകൾ കൂടി ഈ ക്രമവർഷത്തിൽ ഉണ്ട് 49]പത്രോസിന്റെയും പൌലോസിന്റെയും തിരുനാളിന് മുൻപ് വരുന്ന 40 ദിവസങ്ങളും( പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് മുൻപുള്ള 14 ദിവസങ്ങളും നോയമ്പ് ആചരിക്കുന്നു. ആഗമന കാലത്തിൽ റോമൻ കത്തോലിക്കാ കലണ്ടർ അനുസരിച്ച് നാല് ആഴ്ചകൾ ആണ് നോയമ്പെങ്കിൽ പൌരസ്ത്യ ഓർത്തോഡോക്സ് സഭ കലണ്ടർ അനുസരിച്ച് നാൽപതു ദിവസമാണ് നോയമ്പ്. കൂടാതെ ആഴ്ചയിലെ ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപവസിക്കുന്ന പതിവും ഇവർക്കുണ്ട്. എന്നാൽ ക്രിസ്മസിന് ശേഷമുള്ള 12 ദിവസങ്ങളിലും ഉയിർപ്പ് ദിനത്തിന് ശേഷമുള്ള ഒരാഴ്ചയും ഈ ഉപവാസം ബാധകമല്ല. സ്നാപക യോഹന്നാന്റെ രക്തസാക്ഷിത്വം, കുരിശിന്റെ മഹത്ത്വീകരണം എനീ തിരുനാളുകളിലും പ്രത്യക്ഷീകരണ തിരുനാളിന് മുൻപുള്ള ദിവസവും ഉപവാസ ദിവസങ്ങളാണ്. ↑ "ക്രിസ്മസ് ഒരുക്കമായി 25 നോമ്പ് Manorama Online മൂലതാളിൽ നിന്നും 2010-09-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-27. ↑ [“Great Lent” മലയാളത്തിൽ “വലിയ നോയമ്പ്” എന്ന് പറയും ] ↑ വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു. ഡാറ്റ എന്നാൽ ഒരു വിവരം, ഒരു വസ്തുവിനെ (മനുഷ്യൻ ‍, ജീവികൾ, സ്ഥാപനങ്ങൾ) കുറിച്ചുള്ള വിവരം. ഒരു വസ്തുവിനെ കുറിച്ചുള്ള പലത്തരത്തിലുള്ള വിവരങ്ങളെ ഡാറ്റാബേസ് എന്നു പറയുന്നു. ഒരു വസ്തുവിന്റെ പലതരത്തിലുള്ള ഡാറ്റബേസുകളേ ബന്ധപ്പെടുത്തുന്ന ഡാറ്റാബേസുകളെ റിലേറ്റഡഡ് ഡാറ്റാബേസ് എന്നു പറയുന്നു. പ്രായോഗികമായി ഒരു വലിയ ഡാറ്റാബേസ് എഴുതി ഉണ്ടാക്കുമ്പോൾ അതിലെ വിവരങ്ങൾ തിരഞ്ഞ് കണ്ടു പിടിക്കുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ കമ്പ്യൂട്ടറിൽ ഒരു ഡാറ്റാബേസ് സോഫ്റ്റ്വേയർ ഉപയോഗിച്ച് കൊണ്ട് ഡാറ്റാബേസ് ഉണ്ടാക്കുമ്പോൾ അതിലെ വിവരണങ്ങളും മറ്റും തിരഞ്ഞ് കണ്ട് പിടിക്കുവാൻ വളരെ എളുപ്പമാണ്. ആയതിനാൽ ഡാറ്റാബേസിനെ ഇങ്ങനെ നിർവ്വചിക്കാം, ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഘടനാപരമായി അടുക്കി വെച്ചിരിക്കുന്ന വിവരങ്ങളെയും,ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിനോ, ഒരു ക്വറി ലാങ്വേജിന്റെ സഹായത്തോടെ ഒരു ഉപയോക്താവിനോ ഈ വിവരങ്ങളെ തിരിച്ചെടുക്കുന്നതിനുമുള്ള ഉപാധിയാണ്‌ കമ്പ്യൂട്ടർ ഡാറ്റാബേസ് 1]. ഡാറ്റാബേസുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല A ) താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. 'അറ്റം' പറയുന്നത് നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ ശ്രദ്ധിക്കുക എന്നുതന്നെയാണ് തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് 'നീളെ നീളെ' നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു കുമിൾ പറയുന്നതും അതുതന്നെ ജീവിതത്തിൽ റീടേക്കുകൾ ഇല്ല സുബൈറും സാബിറയും 'വീണ്ടും' ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം ‘അറ്റം’ പറയുന്നത്… നിങ്ങളുടെ കുട്ടികളെ നിങ്ങൾ തന്നെ ശ്രദ്ധിക്കുക എന്നുതന്നെയാണ് Ajit Soman Nitin Nibu സംവിധാനം ചെയ്ത ‘അറ്റം’ എന്ന ഷോർട്ട് മൂവി പറയുന്നത് വളരെ വിചിത്രമായ ഒരു ആശയമാണ്. ഈ കഥയ്ക്ക് തിരുവനന്തപുരം നന്ദൻകോഡ് ഒരു വീട്ടിൽ നടന്ന കൂട്ടക്കൊലപാതകങ്ങളുമായി ബന്ധമുണ്ട്, കേഡല്‍ ജിന്‍സൻ എന്നൊരാൾ ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ മറ്റൊരു സ്ത്രീയെയും വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ചുകളയുകയുണ്ടായി ഈ സംഭവമാണ് മൂവിയിൽ വിഷയത്തിന് കാരണമായതെങ്കിലും ഈ കഥ മുന്നോട്ടു വയ്ക്കുന്ന ആശയം എല്ലാ മാതാപിതാക്കളും മനസിലാക്കിയിരിക്കേണ്ടതാണ്. ഒരു കുട്ടി വളർന്നുവലുതായാൽ അവന്റെ മാറുന്ന സ്വഭാവരീതികൾ, ശീലങ്ങൾ എല്ലാം തന്നെ മാതാപിതാക്കൾ മനസിലാക്കിയില്ലെങ്കിൽ പലതരം പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ചിലരിൽ ഉണ്ടാകുന്ന നിരാശാബോധങ്ങൾ, ഏകാന്തത, അന്തർമുഖത്വം …ഇവയെല്ലാം ചിലപ്പോഴെങ്കിലും മോശമായ ഒരു അടയാളമാണ്. ചിലർ ജന്മനാ അങ്ങനെ ആയിരിക്കുമെങ്കിലും ചിലർ ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടം മുതൽക്കാകും അങ്ങനെ. അവരെയാണ് നാം ശ്രദ്ധിക്കേണ്ടത്. മയക്കുമരുന്ന്, ചില ‘സാത്താനിക് ‘വിശ്വാസങ്ങൾ, ഗെയിം അഡിക്ഷൻ … എല്ലാം ഇവരിൽ ചിലപ്പോൾ കുടിയേറി പാർത്തേക്കാം. സാത്താനിക്ക് വിശ്വാസങ്ങൾ ആസ്ട്രൽ പ്രൊജക്ഷൻ എന്ന ആഭിചാരക്രിയ ബ്ലാക്ക് മാസ് എന്ന കറുത്ത കുർബാന …ഇതെല്ലം തന്നെ നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാണു പൊതുവെ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്. അതുപോലെ ഒന്നാണ് ഡാർക്ക് വെബ്. ഇന്റര്‍നെറ്റിലെ അപകടച്ചുഴിയാണ് ഡാര്‍ക്ക് വെബ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ് എന്നത്. എന്നാൽ ഇവിടെ സാത്താന് വേണ്ടി കൊല്ലുന്നതിലും എത്രയോ മടങ്ങു ഇവിടെ ദൈവത്തിനുവേണ്ടി വിശുദ്ധ പുസ്തകങ്ങൾ വായിച്ചു കൊല്ലുന്നു എന്നത് ഒരു വിരോധാഭാസമായി നിലനിൽക്കുന്നുണ്ട്. അപ്പോൾ സാത്താനിക് വിശ്വാസങ്ങളെ മാത്രം എതിർത്താൽ മതിയോ എന്നും ചോദിക്കേണ്ടതുണ്ട്.എങ്കിലും സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും കൊല്ലാൻ പ്രേരിപ്പിക്കുന്ന ഒരു ശക്തി എന്തായാലും അതിനെ നശിപ്പിക്കപ്പെടേണ്ടത് തന്നെയാണ്. ഇവിടെ ഒരു മകന്റെ കഥ അച്ഛൻ പറയുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. ഈ മകനും ഒറ്റപ്പെടലും അന്തർമുഖത്വവും ആയി ജീവിക്കുന്ന ആളാണ്. സ്വന്തം ബുള്ളറ്റിനേയും യാത്രകളെയും സ്നേഹിച്ചിരുന്ന അവനിലെ മാറ്റങ്ങൾ മാതാപിതാക്കൾ അറിഞ്ഞില്ല. ചെറുപ്പത്തിൽ ദൈവവിശ്വാസം വച്ചുപുലർത്തിയിരുന്ന അവനിലെ മാറ്റം മാതാപിതാക്കൾ അറിഞ്ഞില്ല. ചില ഗെയിമുകൾക്ക് അഡിക്റ്റാകുന്ന പിള്ളേരും ഇത്തരത്തിൽ ആണ് പ്രവർത്തിക്കുന്നത്. അവരിലും അക്രമവാസനകൾ കടന്നുവരുന്നു. അതുകൊണ്ടുതന്നെ ദൈവമോ സാത്താനോ എന്നതിനു പ്രസക്തിയില്ല. ഇതൊരു മാനസികാവസ്ഥയാണ്, അഥവാ മാനസിക വൈകൃതമാണ് ഒരാളുടെ വിശ്വാസം, അതെന്തിൽ ആണെങ്കിലും അത് അമിതമായാൽ പ്രശ്നം തന്നെയാണ്. ഈ കഥയിലെ മകൻ ഒരു യാത്രപോകുകയാണ് പോകുന്നതാകട്ടെ അച്ഛനൊപ്പം പോയിട്ടുള്ള ഏറ്റവും ഇഷ്ടമായ സ്ഥലത്തേയ്ക്ക്. അവിടെ ആ മലഞ്ചരുവിൽ മകൻ നിക്ഷേപിക്കാൻ കൊണ്ടുപോയ ആ വലിയ സഞ്ചിയിൽ എന്താണുള്ളത് അത് പറയേണ്ട കാര്യമില്ല അറ്റം നിങ്ങളും കാണുക നിങ്ങളുടെ കുട്ടികൾ ഏതുകാര്യത്തിലായാലും അമിതമായ വിശ്വാസരീതികൾ പുലർത്തുന്നു എങ്കിൽ അവരെ ശ്രദ്ധിക്കുക. കുട്ടികളുടെ വളർച്ചയും അവരിലുണ്ടാകുന്ന ഭാവവ്യത്യാസങ്ങളും ശ്രദ്ധിക്കുക . അറ്റത്തിന്റെ സംവിധായകൻ Ajit Soman ബൂലോകം ടീവിയോട് സംസാരിക്കുന്നു. ഞാൻ ഒരു ആർട്ടിസ്റ്റ് ആയിട്ടാണ് സിനിമയിലേക്ക് വരുന്നത് 2010 -ൽ മണിക്കുട്ടനും ബാലയും ഒക്കെ അഭിനയിച്ച ചാവേർപ്പട എന്നൊരു ഫിലിം ഉണ്ട് അതിൽ ഞങ്ങൾ നാലുപേർ ആയിരുന്നു ഹീറോസ് ആയിട്ട് വന്നത്. അതിനു ശേഷം കുട്ടനാടൻ മാർപ്പാപ്പയിൽ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ കുട്ടികളുടെ ഒരു ഫിലിമിൽ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ടായിരുന്നു. ‘അറ്റ’ത്തിന്റെ ഡയറക്റ്റർ ഞാനും നിതിനും ആണ്. ഞങ്ങൾ ഒരു എഡിറ്റിങ് സ്റ്റുഡിയോ റൺ ചെയുന്നുണ്ട്. Ozwo Film Factory എന്നാണു അതിന്റെ പേര്. ഞാൻ ലോ ബഡ്ജറ്റ് ഫിലിമുകൾക്കു വേണ്ടി എഡിറ്റിങ്, ടൈറ്റിൽ, vfx കളറിങ്… ഇവയൊക്കെ ഒരു പാക്കേജ് ആയി ചെയുന്നുണ്ട്. ഇപ്പോൾ ആലപ്പുഴ ഷൂട്ട് കഴിഞ്ഞൊരു പടമുണ്ട് ഷോലെ എന്ന പടം .അതിന്റെ ഫുൾ പാക്കേജ് ഞങ്ങളുടെ കമ്പനിയാണ് ചെയ്തത്. ഞങ്ങളുടെ സ്റ്റുഡിയോയുടെ സ്റ്റാർട്ടിംഗ് ടൈമിൽ ചെയ്തൊരു ഷോർട്ട് മൂവിയാണ് ഇത്. നന്ദൻകോഡ് കൊലപാതകത്തെ ബേസ് ചെയ്ത് അന്ന് പ്ലാൻ ചെയ്‌തതായിരുന്നു..സ്വതന്ത്ര സംരംഭം എന്ന നിലയ്ക്ക് ആദ്യമായി ചെയ്ത വർക്ക് ഇതായിരുന്നു. ദൈവത്തിന് വേണ്ടി വിശ്വാസികൾ കൊല്ലുന്നതിന്റെ അത്രയും വരുന്നുണ്ടോ സാത്താനുവേണ്ടി ? നന്ദൻകോട് കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ചില റിവ്യൂകൾ ഒക്കെ നമ്മൾ ഇതിനുവേണ്ടി ചെയ്തിട്ടുണ്ടായിരുന്നു. എന്ത് വിശ്വാസത്തിന്റെ പേരിൽ ആയാലും സ്വന്തം മാതാപിതാക്കളെ കൊല്ലുന്നത് അംഗീകരിക്കാൻ പറ്റില്ല എന്ന പബ്ലിക്കിന്റെ റിവ്യൂസ് നമ്മൾ എടുത്തിരുന്നു. പക്ഷെ അത് മൂവിയിൽ ആഡ് ചെയ്തില്ല എന്നേയുള്ളൂ. അവന്റെ പോയിന്റ് ഓഫ് വ്യൂവിൽ കഥപറഞ്ഞു എന്നേയുള്ളൂ. പക്ഷെ അച്ഛനാണ് പറയുന്നത്. അച്ഛന്റെ ശബ്ദത്തിൽ അച്ഛന്റെ ഫീലിംഗ്സ് ആണ് പറയുന്നത്. ഒരിക്കലും ഒരു അച്ഛനും അമ്മയ്ക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന അവരുടെ ഒരു പ്രാർത്ഥനയോടെയാണ് നമ്മളിതു നിർത്തുന്നത്. നമ്മുടെ ചില മൊബൈൽ-വീഡിയോ ഗെയിമുകളും അതിനു അഡിക്റ്റ് ആയവരും ഇതുപോലെയൊക്കെ തന്നെയല്ലേ ? ശരിയാണ് അതും ഇതിൽ ഉദ്ദേശിച്ചിട്ടുണ്ട് നമ്മുടെ ചില ഫ്രണ്ട്സിന്റെ മക്കൾ ആയാലും ഫോണിന് അഡിക്ട് ആയി പബ്‌ജി പോലുള്ള ഗെയിമുകളിലൂടെ അവരുടെ വയലൻസിനെ ഉണർത്തുകയാണ് ശരിക്കും ചെയുന്നത്. ഓരോ ഗെയിം തോൽക്കുമ്പോഴും അവർക്ക് വാശിയാണ്. അതായതു പണ്ട് നമുക്ക് ബ്ലഡ് കാണുമ്പോൾ ഉള്ള ഭയം അത് ഇന്നത്തെ പിള്ളേർക്ക് ഇല്ല. അവർക്കിന്നു ഗെയിമിൽ പോയിന്റ് കിട്ടാനുള്ള ഒന്ന് മാത്രമാണ് ബ്ലഡ്. രക്തം ചിന്തുമ്പോഴും ഒരാളുടെ തലയിൽ വെടിവയ്ക്കുമ്പോഴും അവർ ഗെയിമിൽ വിജയിക്കുന്നു. അവരുടെ മാനസിക വൈകൃതം അവിടെ ഡെവലപ് ആയിക്കൊണ്ടിരിക്കുകയാണ്. പിള്ളേർക്ക് ഫോൺ കൊടുത്തില്ലെങ്കിൽ അവർക്കു ഭയങ്കര പ്രശ്നമാണ്. നമ്മുടെ ചില സുഹൃത്തുക്കളുടെ കുട്ടികളുടെ കൈയിൽ നിന്നും ഒരാഴ്ച ഫോൺ മേടിച്ചു വച്ചപ്പോൾ അവർ വലിയ പ്രശ്നമുണ്ടാക്കി. ആദ്യം പിള്ളേർ ചോറുണ്ണാത്തതിന് നമ്മൾ മൊബൈൽ ഗെയിം കാണിച്ചു അവരെ രസിപ്പിക്കുകയാണ്. കുട്ടികളുടെ പ്രായം മാറുന്നതിനു അനുസരിച്ചു അവരുടെ ടേസ്റ്റ് മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ചോറുകഴിക്കാൻ വേണ്ടി മിക്കി മൗസും ഡോറയും ഒക്കെ കാണിക്കും വളരുമ്പോൾ അവരുടെ ടേസ്റ്റ് മാറിക്കൊണ്ടിരിക്കും. ഇന്നത്തെ കുട്ടികൾക്ക് ആപ് ഹിഡൻ ചെയ്യാനും മൊബൈൽ പ്രോഗാമുകൾ വേഗം പഠിക്കാനും സാധിക്കുന്നുണ്ട്. അവർ അവരുടെ പ്രായത്തിൽ കവിഞ്ഞ പക്വത ഈ വിഷയത്തിൽ കാണിക്കുന്നുണ്ട്. നന്ദൻകോഡ് കൊലപാതകത്തിലെ പ്രതി കേഡല്‍ ജിന്‍സനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ഒരിക്കൽ ഞാൻ കണ്ടതാണ്. അവൻ മാതാപിതാക്കളെ കൊന്നതിന്റെ യാതൊരു എക്സ്പ്രഷനും ഇല്ല. പോലീസുകാരോട് അവൻ ഒരു ഭാവവും ഇല്ലാതെ പലതും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ വിഷ്വൽസ് ആണ് എനിക്ക് ഭയങ്കരമായി ഫീൽ ചെയ്തത്. ഇന്നത്തെ മാതാപിതാക്കൾ തന്നെ തുടക്കത്തിൽ ഒരു മുൻകരുതൽ എടുത്തില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും. എന്റെ ഒരു സുഹൃത്തിന്റെ മകന്റെ കാര്യം പറയാം, ആ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ മേടിച്ചുവച്ചു. അവൻ ഒരാഴ്ച വീട്ടിൽ ഭയങ്കര പ്രശ്നമായിരുന്നു. അവൻ ഇറങ്ങിപ്പോകും എന്നുവരെ പറഞ്ഞു വേറെ ജില്ലകളിൽ നിന്നൊക്കെ അവനെ ആളുകൾ വിളിക്കുന്നുണ്ടായിരുന്നു പബ്‌ജിയുടെ ഗ്രൂപ്പിൽ കയറാൻ. അച്ഛന്റെയും അമ്മയുടെയും ATM കാർഡ് വച്ചിട്ട് ഗെയിം കളിക്കുന്ന പിള്ളേരുണ്ട്. വലിയ മാനസിക വൈകൃതമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഒരു സുഹൃത്തിന്റെ സിനിമയുടെ സ്ക്രിപ്റ്റ് വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഫ്രണ്ടാണ് ഡയറക്റ്റ് ചെയുന്നത്. നമ്മളത് പാക്കേജ് ചെയുന്നു എന്നേയുള്ളൂ. നമ്മൾ സ്വന്തമായി ഇങ്ങനെ എന്തെങ്കിലും ചെയുമ്പോൾ സമൂഹത്തിനു മെസേജ് കൊടുക്കുന്ന സാധനങ്ങൾ ചെയ്യണം എന്നുണ്ട്. ഷോലെ എന്ന മൂവി നമ്മൾ പാക്കേജ് ആയി ചെയ്യുന്നതിൽ ഞാനൊരു കാരക്റ്ററും ചെയ്യുന്നുണ്ട്. അഭിനയത്തോടാണ് കൂടുതൽ പാഷൻ. അതിന്റെ കൂട്ടത്തിൽ ഡയറക്ഷനും ചെയ്യുന്നുണ്ട്. വാഷിംഗ്ടണ്‍ ഡി.സി ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം ജൂണ്‍ 22ന് യു.എസ്. സെനറ്റ് അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോടെ Read more » ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ വഴി, ഒന്റാരിയോയിലെ കിംഗ് സിറ്റിയിലാണുള്ളത്. ഒന്നര കിലോമീറ്ററാണ് ഈ ജപമാല പാതയുടെ നീളം. എണ്ണൂറ് ഏക്കറോളം വരുന്ന മേരി ലേക്ക് മൈതാനത്താണ് ഈ ജപമാലയുള്ളത്. റോമൻ കത്തോലിക്കാസഭയിലെ അഗസ്തീനിയൻ വിഭാഗക്കാരുടേതാണ് ഈ മേരി ലേക്ക് മൈതാനം. 2014 ലാണ് 'living rosary' അഥവാ ജീവനുള്ള ജപമാല മേരി ലേക്കിൽ സ്ഥാപിക്കുന്നത്. കത്തോലിക്കർ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന കൊന്തയാണത്. അറ്റത്തൊരു കുരിശും 59 മണികളുമാണ് ഒരു കൊന്തയിലുള്ളത്. ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌പോര്‍ട്‌സ് ടൂറിസം പ്രോത്സാഹിപ്പിച്ചു കായിക രംഗത്ത് ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമാപന പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. കായിക ടൂറിസം പ്രോത്സാഹിപ്പിക്കും മന്ത്രി റോഷി അഗസ്റ്റിന്‍ ജലടൂറിസത്തിന് സമഗ്രപദ്ധതി: മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ഉദ്യാനമാണ് ജടായു പാർക്ക്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ അല്ലെങ്കിൽ ശിൽപമാണ് ജടായു എർത്ത് സെന്റർ. കേരളത്തിലെ കൊല്ലം, ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണിത്, 2017 ഡിസംബർ 5 -ന് ഇത് തുറന്നു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പത്തിന് ആതിഥേയത്വം വഹിക്കുന്ന ജടായു എർത്ത് സെൻ്റെർ കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു . കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന മൂന്നാറിൻ്റെ ഉയരങ്ങളില്‍ ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൗർണമിച്ചന്ദ്രന്‍…മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. എറണാകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടാണ് നദീസംരക്ഷണ – ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും 26 ന് വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. ടൂറിസം ലക്ഷ്യമാക്കി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് കോട്ടയിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, കോട്ടയുടെ സമീപത്തെ ബീച്ച് പാർക്ക് ഓഗസ്‌റ്റ് 19 ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ ബേക്കൽ കോട്ട തുറന്നു കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടന്ന ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് സന്ദര്‍ശകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുമായി കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം. പ്രോജക്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ചും ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും വേണം സന്ദര്‍ശിക്കാന്‍. വസന്തം ടൂറിസം മേളയ്ക്ക് ഇന്നു തുടക്കം ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസം, കോവിഡിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കും: മന്ത്രി വിയറ്റ്നാം എല്ലാ വർഷവും വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ്. മാത്രമല്ല, ഇവിടെയെത്തുന്ന മൂന്നിലൊന്ന് വിനോദസഞ്ചാരികളും ഹനോയിയിൽ കുറച്ച് സമയം ചെലവഴിക്കുന്നു. അതിനാൽ, ഹനോയിയിൽ എന്തുചെയ്യണം, എന്ത് കാണണം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു. തടാകങ്ങളുടെ നഗരമായ വിയറ്റ്നമിലേക്കൊരു യാത്ര പോയാലോ മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന്‌ പ്രദേശത്ത് കോവിഡ് -19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അരമണിക്കൂറിലധികം വിനോദസഞ്ചാരികളെ അവിടെ തങ്ങാന്‍ അനുവദിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുസ്സൂറിയുടെ കെംപ്റ്റി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഇനി 50 ടൂറിസ്റ്റുകള്‍ക്ക് മാത്രം അനുമതി അരമണിക്കൂറിലധികം വിനോദ സഞ്ചാരികളെ തങ്ങാന്‍ അനുവദിക്കില്ല പൊതുനിര്‍മ്മിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ സാമൂഹിക കാഴ്ചപ്പാടിന്റെ ഉന്നതനിലവാരം പൊതുനിര്‍മിതികളുടെ സംരക്ഷണത്തിന് കാവലാവണം. അതിലൂടെ നാടിന്റെ സമ്പത്ത് സംരക്ഷിക്കപ്പെടുകയും നവീകരണത്തിനൊപ്പം നവ നിര്‍മിതികളും സാധ്യമാവുമെന്ന് മന്ത്രി പറഞ്ഞു. ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന് സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ കണ്‍നിറയെ വെള്ളച്ചാട്ടങ്ങളു‌ടെ കാഴ്ച കാണുവാന്‍ സഞ്ചാരികളില്ലന്നേയുള്ളൂ മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍ മഴയില്‍ ഇടുക്കി നിറഞ്ഞൊഴുകുകയാണ്. കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്. മഴക്കാലമാകുമ്പോള്‍ ഒന്നുകൂടി സുന്ദരിയാകുന്ന ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ കാത്തുവെച്ച വിസ്മയങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന ഇടമാണ് മൂന്നാറും വാഗമണ്ണും മാങ്കുളവും തൊടുപുഴയും ഒക്കെ ചേരുന്ന ഇടുക്കി. ഇവിടം എത്ര തവണ കണ്ടാലും പോയാലും ഒക്കെ മതിവരാത്ത ഇടങ്ങളാണ്! അങ്ങനെയങ്കിൽ ഇടുക്കിയിലെ സപ്താത്ഭുതങ്ങളെ ഒന്നറിഞ്ഞാലോ ഇടുക്കിയിലെ സഞ്ചാര പ്രിയർക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണെങ്കിലും പുറമേ നിന്നുള്ളവർക്ക് കേട്ടുപരിചയം മാത്രമായിരിക്കും ഈ സ്ഥലങ്ങളെക്കുറിച്ചുള്ളത്. സിനിമാ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കോടമഞ്ഞില്‍ മുത്തമിട്ട് ഊട്ടിയിലേക്കൊരു പുലർകാല യാത്ര ഇടുക്കി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു നടി ഭാനുപ്രിയയുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം;മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചു – Pravasi Corner നടി ഭാനുപ്രിയയുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം;മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചു നടി ഭാനുപ്രിയയുടെ വീട്ടില്‍ പെണ്‍കുട്ടികള്‍ക്ക് പീഡനം;മൂന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചു സിനിമാ താരം ഭാനുപ്രിയയുടെ വീട്ടില്‍ പ്രാായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ചെന്നൈ ടി.നഗറിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ അവകാശ സംരക്ഷണ സമിതിയാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല ജോലിക്ക് നിന്ന പെണ്‍കുട്ടികള്‍ നടിയുടെ വീട്ടില്‍ വച്ച് പീഡനത്തിനിരയായെന്നും ഇവര്‍ മൊഴി നല്‍കി. കുട്ടികള്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ലെന്ന് പറഞ്ഞ് ഇവരില്‍ ഒരാളുടെ അമ്മയാണ് പരാതി നല്‍കിയത്. മാത്രമല്ല നാളുകളോളം അമ്മയെ കാണാന്‍ നടി പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കിയതുമില്ല. നടിയുടെ വീട്ടില്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കാട്ടി ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോയാണ് എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും കത്തയച്ചത്. മാത്രമല്ല നടിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ നാലുപെണ്‍കുട്ടികളാണ് ഇവരുടെ വീട്ടില്‍ ജോലിക്ക് നിന്നതെന്നും ഇവരെ ഒരാളാണ് എത്തിച്ചതെങ്കില്‍ അതിനു പിന്നില്‍ വന്‍ മനുഷ്യക്കടത്ത് സംഘങ്ങളുണ്ടെന്നുമാണ് റവോ കത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യം എല്ലാം തള്ളി നടി ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളെ ജോലിക്ക് വയ്ക്കുന്ന സമയം ഇവര്‍ക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞിരുന്നുവെന്നും താന്‍ ശാരീരികമായോ മാനസികമായോ അവരെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. നേരത്തെ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നല്‍കിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി നിശ്ചയിച്ചത്. എന്നാല്‍ കഴിഞ്ഞ പതിനെട്ട് മാസമായി പെണ്‍കുട്ടിക്ക് ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെണ്‍കുട്ടിക്ക് നിഷേധിച്ചതായും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാര്‍ക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ചെന്നൈയിലെ താരത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ ഗോപാലകൃഷ്ണന്‍ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെണ്‍കുട്ടിയയെ വിട്ടു നല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ടേ സ്റ്റേഷന്‍ എസ്‌ഐ വ്യക്തമാക്കിയിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. യുവാവിന്‍റെ നഗ്ന ദൃശ്യങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. ഒമാനില്‍ 87 ജോലികളില്‍ വിസാ നിരോധനം തുടരും; പ്രവാസികള്‍ക്ക് തിരിച്ചടി യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്. ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്. യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി. ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി. ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം. താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല. മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്. നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്. പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക. നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ. അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം. പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു. സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്? അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി. സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക? പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക. ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും. നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ ആൻസലോട്ടിക്കു കീഴിൽ കളിക്കാൻ താൽപര്യക്കുറവ്, എംബാപ്പെ റയൽ മാഡ്രിഡിനെ തഴഞ്ഞ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയേക്കും ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളിൽ ഒരാളായ കെയ്‌ലിയൻ എംബാപ്പെ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ മങ്ങുന്നു. ഇറ്റാലിയൻ പരിശീലകനായ കാർലോ ആൻസലോട്ടിക്കു കീഴിൽ റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്നതിൽ എംബാപ്പെക്ക് സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും താരം പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും എൽ നാഷണൽ റിപ്പോർട്ടു ചെയ്‌തു. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ ചേക്കേറുന്നതിന്റെ അരികിലെത്തിയ താരമാണ് എംബാപ്പെ. ഈ സീസൺ കഴിയുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അതു പുതുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് റയൽ മാഡ്രിഡ് ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ ഇരുനൂറു മില്യൺ യൂറോ വരെ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും അതു പിഎസ്‌ജി നിരസിക്കുകയായിരുന്നു. ഈ സമ്മറിൽ താരത്തെ സ്വന്തമാക്കാനുള്ള കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണു മുന്നോടിയായി റയൽ മാഡ്രിഡ് എംബാപ്പയെ എന്തായാലും ടീമിലെത്തിക്കുമെന്നു തന്നെയാണ് ലോസ് ബ്ലാങ്കോസ് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാൽ അക്കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പറയുന്നത്. കാർലോ ആൻസലോട്ടിക്കു കീഴിൽ റയൽ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സിദാനു പകരക്കാരനായി ഇറ്റാലിയൻ പരിശീലകനെ നിയമിച്ചതിൽ എംബാപ്പെക്ക് അതൃപ്‌തിയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത സമ്മറിൽ കൃത്യമായൊരു തീരുമാനം എടുക്കേണ്ട സമയമാകുമ്പോഴേക്കും നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നും താരം പ്രതീക്ഷിക്കുന്നു. ലിവർപൂൾ പരിശീലകനായ യർഗൻ ക്ളോപ്പിനു കീഴിൽ കളിക്കാൻ എംബാപ്പെക്ക് വളരെയധികം താൽപര്യമുണ്ടെന്നും റയലിലേക്ക് ജർമൻ പരിശീലകൻ ചേക്കേറിയാൽ അതു താരത്തെ വളരെ സന്തോഷിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ തന്റെ ഭാവിയെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് ഇതേക്കുറിച്ച് എംബാപ്പെ ഏറ്റവുമവസാനം പ്രതികരിച്ചത്. ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിലേക്ക് നേപ്പാളും യുഎഇയും. നമീബിയയില്‍ നടന്ന ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ രണ്ടില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയതോടെ ആണ് ഇരു ഏഷ്യന്‍ രാജ്യങ്ങളും അടുത്തമാസം സിംബാബ്‌വെയില്‍ നടക്കുന്ന യോഗ്യത റൗണ്ടിലേക്ക് കടന്നത്. നാടകീയ ജയത്തോടെയാണ് നേപ്പാളിന്റെ ഐതിഹാസിക മുന്നേറ്റം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ അവസാന പന്തില്‍ ഒരു വിക്കറ്റിന് തോല്പിച്ചാണ് നേപ്പാള്‍ ബെര്‍ത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിലെത്താന്‍ ജയം വേണ്ടിയിരുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ പടുത്തുയര്‍ത്തിയത് 195 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഒരുഘട്ടത്തില്‍ ഒന്‍പതിന് 144 റണ്‍സെന്ന നിലയിലായിരുന്നു നേപ്പാള്‍. ഒരു വിക്കറ്റ് ശേഷിക്കെ 47 പന്തില്‍ വേണ്ടിയിരുന്നത് 52 റണ്‍സ്. കാനഡ ജയം ഉറപ്പിച്ച നിമിഷം. എന്നാല്‍ പത്താമനായിറങ്ങിയ കരണ്‍ കെ.സിയുടെ വെടിക്കെട്ടില്‍ നേപ്പാള്‍ അത്ഭുജയം സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ നേപ്പാള്‍ താരമെന്ന ബഹുമതിയിലേക്ക നടന്നുനീങ്ങുന്ന സ്പിന്‍ വണ്ടര്‍കിഡ് സന്ദീപ് ലാമിച്ചാനെയെ മറുവശത്ത് നിര്‍ത്തിയായിരുന്നു കരണിന്റെ ബാറ്റിംഗ്. അവസാന ഓവറില്‍ നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ടു റണ്‍സ്. ആദ്യ നാലു പന്തുകളും കാനഡ ബൗളര്‍ സെസില്‍ പെര്‍വേസ് മനോഹരമായി എറിഞ്ഞു തീര്‍ത്തു. എന്നാല്‍ അഞ്ചാം പന്തില്‍ കരണിന്റെ വക കൂറ്റന്‍ സിക്‌സര്‍. ജയത്തിലേക്കും യോഗ്യത റൗണ്ടിലേക്കും ഉള്ള ദൂരം ഒരു പന്തില്‍ രണ്ടു റണ്‍സായി കുറഞ്ഞു. എന്നാല്‍ അവസാന പന്ത് വൈഡായതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പം. വീണ്ടും എറിഞ്ഞ പന്തില്‍ സിംഗിളെടുത്ത് നേപ്പാളിനെ കരണ്‍ ജയത്തിലേക്ക് നയിച്ചു. 31 പന്തില്‍ നാലു സിക്‌സറുകളും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ കരണ്‍ നേടിയത് 42 റണ്‍സും. Previous articleറയലോ യുണൈറ്റഡോ അല്ല, സിറ്റിയാണ് പണക്കൊഴുപ്പില്‍ മുന്നില്‍ Next articleവീണ്ടും റെക്കോർഡ്, പുതുചരിത്രമെഴുതി റൊണാള്‍ഡോ ആ കിവി താരത്തെ വീഴ്ത്താൻ സഹായിച്ചത് അശ്വിന്റെ ഉപദേശം; വെളിപ്പെടുത്തി അക്സർ പട്ടേൽ കോഹ്ലി തന്നെ നായകൻ, ധവാനും ടീമിൽ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സാധ്യതാ ടീം ഇങ്ങനെ… മനീഷ് പാണ്ടെ നായകൻ, ഒപ്പം മികച്ച താരനിര; കർണാടക ടീമിനെ പ്രഖ്യാപിച്ചു വീണ്ടും മെസ്സി ഇത്തവണ ഹാട്രിക് അസിസ്റ്റ് ലാപോർട്ട പണി തുടങ്ങി; ലാ മാസിയയുടെ ചുമതലയേൽക്കാൻ മുൻ സൂപ്പർതാരമെത്തിയേക്കും ഐപിഎൽ ഈ 2 നഗരങ്ങളിലായി നടത്തണം കൊൽക്കത്ത ടീം സി ഇ ഓ പറയുന്നു രക്ഷകന്‍ പിറന്നില്ല, ലങ്കയ്ക്ക് റിക്കാര്‍ഡ് തോല്‍വി ആ കിവി താരത്തെ വീഴ്ത്താൻ സഹായിച്ചത് അശ്വിന്റെ ഉപദേശം; വെളിപ്പെടുത്തി അക്സർ പട്ടേൽ സൂപ്പർതാരം ഒരു മാസം പുറത്ത്; ചെന്നൈയിന്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി ലാറ്റിനമേരിക്കയിലെ ക്ലബ് രാജാക്കന്മാരായി പാൽമെയ്റാസ്; ഇത് തുടർച്ചയായ രണ്ടാം കിരീടം ചൈനയിലെ പ്രശസ്തമായ കാന്റൺ ഫെയർ സന്ദർശനങ്ങൾക്കു ശേഷം ഞങ്ങൾ പുറത്തെ ഷോപ്പിംഗിനായി പുറത്തേക്കിറങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മെട്രോ ട്രെയിനിൽ കയറിയാണ് ഷോപ്പിംഗ് ഏരിയയിൽ എത്തിയത്. നമ്മുടെ നാട്ടിലെ മെട്രോ സ്റ്റേഷനുകളിൽ കാണുന്നതുപോലെ സെക്യൂരിറ്റി ചെക്കിംഗുകളൊക്കെ അവിടെയും ഉണ്ട്. കൊച്ചി മെട്രോയിൽ പേപ്പർ ടിക്കറ്റുകൾ ആണെങ്കിൽ ചൈനയിൽ വൃത്താകൃതിയിലുള്ള ടോക്കണുകൾ ആണ്. ബെംഗളൂരു മെട്രോയിലും ഇത്തരത്തിൽ ടോക്കൺ സമ്പ്രദായമാണ്. ഞങ്ങൾ കിയോസ്‌ക്ക് വഴി സ്വന്തമായി ടോക്കണുകൾ എടുത്തുകൊണ്ട് ഞങ്ങൾ പ്ലാറ്റ്ഫോമിൽ എത്തിച്ചേർന്നു. സാധാരണ കൊച്ചി മെട്രോയിലൊക്കെ പ്ലാറ്റ്ഫോമുകളിലെ മഞ്ഞവര യാത്രക്കാർ മുറിച്ചു കടക്കുവാതിരിക്കുവാനായി സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിരിക്കും. എന്നാൽ ചൈനയിൽ പ്ലാറ്റ്ഫോമിനും റെയിലിനും ഇടയിലായി ചില്ല് കൊണ്ടുള്ള മറയാണ്. ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു കഴിഞ്ഞാൽ ഈ ചില്ല് ഭിത്തിയിലെ വാതിലുകൾ തുറക്കും. ആളുകൾ ഇറങ്ങിക്കയറി കഴിയുമ്പോൾ ഈ വാതിലുകൾ വീണ്ടും അടയും. അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാം സെക്യൂരിറ്റിക്കാർക്ക് കൊടുക്കുന്ന ശമ്പളവും ലാഭിക്കാം. അങ്ങനെ മെട്രോ യാത്രയ്ക്കു ശേഷം ഞങ്ങൾ ഷോപ്പിംഗ് ഏരിയയിൽ എത്തിച്ചേർന്നു. ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട ബ്രാൻഡുകളുടെയും കോപ്പി (കൺസപ്റ്റ്) ഇവിടെ ലഭിക്കും. കോപ്പി എന്ന് പറയുമെങ്കിലും ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് അവിടത്തെ ചൈനീസ് മാർക്കറ്റുകളിൽ ലഭിക്കുന്നത്. ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും വാച്ച്, ബാഗ്, വസ്ത്രങ്ങൾ എന്നിവയുടെ ഫസ്റ്റ് കോപ്പി ലഭിക്കുന്ന ചൈനയിലെ Guangzhou നഗരത്തിലെ ഒരു സ്ഥലമാണിത്. 300 രൂപയ്ക്ക് ബ്രാൻഡഡ് ബാഗുകൾ മുതൽ 2000 രൂപക്ക് റോളക്സ് വാച്ച് വരെ ഇവിടെ ലഭിക്കും. എല്ലാം കണ്ടാൽ ഒറിജിനലിനെ വെല്ലുന്ന സാധനങ്ങൾ. ഞങ്ങൾ ആദ്യം പോയത് വാച്ചുകളുടെ കമനീയ ശേഖരമുള്ള ഒരു മാർക്കറ്റിലേക്ക് ആയിരുന്നു. ഒരു വലിയ ഏരിയ മൊത്തം വാച്ചു വില്പനക്കാരാണ്. വിപണിയിൽ ലക്ഷക്കണക്കിനു രൂപ വരുന്ന വാച്ചുകൾ ഇവിടെ ചൈനീസ് മാർക്കറ്റിൽ നിസ്സാര തുകയ്ക്ക് ലഭിക്കും. അതുകൊണ്ട് വാച്ചുകൾ വാങ്ങുവാൻ ആളുകളുടെ തിരക്കായിരിക്കും എപ്പോഴും. വാച്ചുകൾ മാത്രമാണ് നമുക്ക് അവിടെ നിന്നും വാങ്ങുവാൻ സാധിക്കുന്നത്. അതിന്റെ ബോക്‌സും യൂസർ മാന്വലും ഒക്കെ വേറെ വാങ്ങണം. അതിനായുള്ള കടകളും അവിടെയുണ്ട്. വാച്ചുകൾക്കു പുറമെ ബാഗുകളും വിൽക്കുന്ന ഏരിയകളുണ്ട് അവിടെ. അവിടെയും സെയിം അവസ്ഥ തന്നെ. എല്ലായിടത്തും കച്ചവടം ഉഷാറായിത്തന്നെ നടക്കുന്നുണ്ട്. കച്ചവടത്തിനിടയിൽ ഭാഷകൾ ഒരു പ്രശ്നമേയല്ല. ആംഗ്യഭാഷയിലൂടെ കച്ചവടം ഉറപ്പിക്കുന്നവരും ഉണ്ട്. പിന്നെയൊരു കാര്യം, നമ്മുടെ നാട്ടിലെപ്പോലെ തന്നെ ചൈനയിലും നന്നായി വില പേശിയതിനു ശേഷം മാത്രം കച്ചവടം ഉറപ്പിക്കുക. എത്ര വില പേശുന്നുവോ അത്രയും കുറച്ചു കിട്ടും. ചൈനയിലെ കോപ്പി മാർക്കറ്റുകളിൽ കറങ്ങിയടിച്ചു നടന്നു, ചിലതൊക്കെ വിലപേശി വാങ്ങി ഞങ്ങൾ അന്നത്തെ കറക്കം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ 91 7594022166. 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച് കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്… പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’ പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും… ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ… ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ.. ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ… കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും… ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ.. ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്… മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.… എല്ലാം ആപേക്ഷികം ആണ് സ്ഥലവും കാലവും മഴയും വെയിലും ഇരുളും വെളിച്ചവും ശരിയും തെറ്റും ശ്ലീലവും അശ്ലീലവും പീലുക്കടുവയും സിഗാള്‍ കുറുക്കനും ഞാനും നീയും എല്ലാം ആപേക്ഷികം ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം". ലൈംഗീക ചിന്തകള്‍ പ്രായപൂര്‍ത്തിയായ ഏതൊരു ജീവിക്കും ഉണ്ടാകും. പുരുഷന്‍ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകര്‍ഷിക്കപ്പെടും. ലൈഗീകത ഒരാളുടെ സ്വകാര്യതയാണ്. അവ ആരോഗ്യകരമായി കൊണ്ട് നടക്കാനും, ആരോഗ്യമുള്ള ലൈംഗീകതയിലൂടെ ആരോഗ്യമുള്ള ജീവിതവും,അതിലൂടെ ആരോഗ്യമുള്ള സമൂഹവും വളര്‍ന്നു വരേണ്ടതാണ്. എന്നാല്‍, ഇന്ന് ലൈംഗീകതയുടെ വിപണന സാധ്യതകള്‍ മാത്രമാണ് രതി നിര്‍വേദം പോലുള്ള ഇക്കിളി ചിത്രങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ഇതൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട, വികാരവും വിചാരവും ഒക്കെ ഈ പറയുന്നയാള്‍ക്കും ഉണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ആരും മാതാപിതാകളുടെ മുന്നില്‍ പലതും കാണിക്കാറില്ലല്ലോ അതിനെയാണ് സ്വകാര്യത എന്ന് പറയുന്നത് അതാണ്‌ അതിന്‍റെ സന്ദര്യവും,അതിലാണ് സമൂഹത്തിന്റെ നിലനില്‍പ്പും. ബെഡ് റൂം ഒരുക്കും പോലെയല്ലല്ലോ നമ്മള്‍ വിസിറ്റിംഗ് റൂം ഒരുക്കുന്നത് കാരണം, വിസിറ്റിംഗ് റൂം പൊതു ഉപയോഗമാണ് ബെഡ് റൂം സ്വകാര്യതയും. എന്നിട്ടും, കുട്ടികളും മുതിര്‍ന്നവരും ഒക്കെ കാണുന്ന "ഒരു പൊതുമാധ്യമം അതിന്‍റെ സഭ്യതകള്‍ പാലിക്കണം" എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കൈ കടത്തല്‍ ആവുമോ എന്തും കച്ചവടവത്ക്കരിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരുടെയും മാധ്യമ പിമ്പുകളുടെയും മുന്നിലേക്ക്‌ കുട്ടികളെ എറിഞ്ഞു കൊടുക്കും മുമ്പ് ഒന്നാലോചിക്കുക. 'പ്ലേ ബോയ്‌' എന്ന നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു ആഗോള മാസികയുടെ പേരും ധരിച്ചു നമ്മുടെ കുട്ടികള്‍ നടക്കുമ്പോള്‍ അവ സ്വീകരണ മുറികളിലെ സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ നമുക്കും വിളിച്ചു പറയേണ്ടതുണ്ട്. പ്രിയ ചാനലുകളെ നിങ്ങളും പ്ലേ ബോയ്‌ മാഗസിന്‍ ഉടമകളും തമ്മില്‍ വലിയ വ്യത്യാസമില്ല" എന്ന്. ലൈംഗീകത ചര്‍ച്ച ചെയ്യണ്ട എന്നോ ചിത്രീകരിക്കേണ്ട എന്നോ അര്‍ഥമില്ല. അതിനു മാനദണ്ഡങ്ങള്‍ വേണം. അവ ചര്‍ച്ച ചെയ്യപ്പെടെണ്ടാതുണ്ട്.നമ്മുടെ 'സാംസ്കാരിക പരിപാടികള്‍' എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടുന്ന അശ്ലീല പരിപാടികള്‍ നമുക്കവശ്യമുണ്ടോ എന്നലോചിക്കണം. ഒരു തീയറ്ററിലെ ഇരുണ്ട തുണിയില്‍ ആടുന്ന മസാലക്കൂട്ടുകള്‍ തുറന്ന സ്റ്റേജു പരിപാടികളായി മാറുമ്പോള്‍ ആലോചിക്കുക, ഇതാണോ സാംസ്കാരിക പരിപാടികള്‍ ഇതാണോ സഭ്യതയുടെ വര്‍ത്തമാനം ഇവയിലൂടെ എന്ത് ഭാവിയാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കരുതിവെക്കുന്നത് മാധവിക്കുട്ടിയുടെ 'എന്‍റെ കഥ' വായിച്ചു അവരെ തന്നെ തെറി വിളിച്ച പല ചെറിയ കുട്ടികളെയും കോളേജിലെ കന്നിക്കാര്‍ എനിക്കറിയാം. അപ്പോള്‍ തോന്നിയത്, ചില വിഷയങ്ങള്‍ നമുക്ക് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, പലപ്പോഴും അന്ന് പറഞ്ഞവര്‍ തന്നെ പിന്നീട് ആ പുസ്തകത്തെ മാന്യമായി വിലയിരുത്തുന്നതിനും ഞാന്‍ സാക്ഷിയാണ്. പ്രായം പ്രശ്നമാണ്. അപ്പോള്‍ അത് ചിലപ്പോള്‍ സമൂഹത്തില്‍ വിഷം ഉണ്ടാക്കും. അതായത്, പ്രായം അനുസരിച്ചാണ് നമ്മള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറുപ്പത്തില്‍ ധാരാളം ഭക്ഷണം മുന്നിലുള്ളപ്പോള്‍ അതെടുക്കാന്‍ തുനിഞ്ഞാലും അമ്മമാര്‍ സമ്മതിക്കില്ല. കാരണം അതവന് ഹാനികരമാണ് എന്നറിയുന്നത് കൊണ്ടാണത്. പക്ഷെ ,പുസ്തകത്തിന്‌ അതൊരു തടസ്സവുമാണ്. കാരണം അതാര് വായിക്കണം ആര് വായിക്കേണ്ട എന്നത് പറയാന്‍ കഴിയാറില്ല. പറഞ്ഞാലും കാര്യവുമില്ല. അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് പൊതു സമൂഹത്തില്‍ എന്ത് പറയണം/എന്ത് പറയണ്ട എന്നൊക്കെ ഇതുവരെ ഇത്തരത്തില്‍ ചിന്തിച്ചില്ല എന്നത് ഇനി ചിന്തിക്കാതിരിക്കാനുള്ള കാരണവുമല്ലല്ലോ കാരണം സമൂഹത്തിന്‍റെ ആരോഗ്യമുള്ള വളര്‍ച്ചയാണ് പ്രധാനം സിനിമയുടെ എങ്ങനെയും ഉള്ള വളര്ച്ചയല്ല. സിനിമയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു വേണ്ടിയാണ്. അല്ലാതെ സമൂഹം സിനിമയുടെ വഴിയിലേക്ക് ഓടുകയല്ല വേണ്ടത്". 'നോബിള്‍ ലേഡി' എന്നൊരു ലൈംഗീകതയുടെ അതിപ്രസരമുള്ള ഒരു ചിത്രം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കണ്ടതോര്‍ക്കുന്നു സത്യത്തില്‍ അതിലൊരു മനോഹരമായ കഥയുണ്ട്. പക്ഷെ ചിത്രീകരണത്തില്‍ വല്ലാത്ത സെക്സും അന്നത് കണ്ടു എത്രയോ കാലം കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാന്‍ കണ്ട സെക്സ് പടമാണ് ഈ പറയുന്ന 'മനോഹര ചിത്രം' എന്ന് മനസ്സിലായത്‌ ഒരു കാര്യം വ്യക്തമാണ് നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും മാനസിക വളര്‍ച്ചയുടെ നേര്‍ക്ക്‌ കണ്ണടക്കാന്‍ കഴിയുമോ നമ്മള്‍ക്ക് എന്ത്, എപ്പോള്‍, എങ്ങനെ എന്നത് ഒഴിവാക്കാന്‍ പറ്റുമോ എത്ര മനോഹരമായാണ് സ്നേഹത്തിന്റെയും ലൈംഗീകതയുടെയും കഥകള്‍ നമുക്ക് നമ്മുടെ ചലച്ചിത്ര കുലപതികള്‍ തന്നിട്ടുള്ളത്. പദ്മരാജന്‍റെ 'തൂവാനത്തുമ്പികള്‍' പറയുന്ന പ്രമേയത്തില്‍ രതിയുണ്ട്. ശക്തമായി .രതി നിര്‍വേദം എന്ന സിനിമയിലെ രതിയിലോ "ഒരു സിബ്‌ വലിച്ചൂരുന്ന ശബ്ദത്തില്‍ ഏറ്റവും വികാര ഉത്തേജനമായ ലൈംഗീകത എനിക്ക് സൃഷ്ടിക്കാന്‍ കഴിയും" എന്ന് ജോണ്‍ എബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു പദ്മരജന്റെയോ ഭരതന്റെയോ പ്രതിഭയെ കുറിച്ചല്ല തന്നെ. രതി നിര്‍വ്വേദവും വൈശാലിയും അവര്‍ രണ്ടു പേരുടെയും 'പൊട്ട പടങ്ങള്‍' ആണെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. ഒപ്പം അതിലെ സെക്സ് ആസ്വദിച്ചില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് അത് ആസ്വദിച്ചു എന്നും സെക്സ് എന്റെ സ്വകാര്യതയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം. കപട സദാചാരം എന്നത് ഉള്ളതിനെ വികൃതമായി കാനിക്കുന്നതല്ലേ നമ്മള്‍ പറയുന്നത് അത് കയ്യടക്കത്തോടെ കാണിക്കണം എന്നാണ്. കാരണം ഇന്ന് ഏറ്റവും അധികം ജനങ്ങളുമായി സംവേദിക്കുന്ന മാധ്യമം ആണ് സിനിമ. ആയതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, അതിലെ പാളിച്ചകള്‍ സമൂഹത്തെ രോഗാതുരമാക്കും.അതിന്‍റെ വിജയം സമൂഹത്തെ ആരോഗ്യമുള്ളവരാക്കും. ഇതെല്ലം സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയാവണം. "സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സിനിമ" നല്ല പോസ്റ്റ് Ren Jith അഭിനന്ദനങ്ങള്‍. സ്വകാര്യത തന്നെയാണ് കാമത്തെ സുന്ദരമാക്കുന്നത്. അതിന്റെ പരസ്യക്കാഴ്ച കാണുന്നവന്‍ സൌന്ദര്യബോധമല്ല, വൃത്തികെട്ടൊരാസക്തിയാണ് പ്രകടിപ്പിക്കുന്നത്. എന്നു കരുതി സിനിമയും പ്രണയവും, സിനിമയിലെ പ്രണയ ചിത്രീകരണവും അപകടകരമോ നിരോധിക്കേണ്ടതോ ആണെന്ന അഭിപ്രായവും എനിക്കില്ല. ഒരാവിഷ്കാരവും ഒരാസ്വാദനവും സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്നതാവരുത്. സ്വകാര്യ ജീവിതത്തില്‍ വിവാഹവും കുടുംബവും വേണോ സ്വച്ഛന്ദ ലൈംഗികത വേണോ ഇനി നിത്യ ബ്രഹ്മചര്യം വേണോ എന്നതൊക്കെ വ്യക്തികളുടെ ആദര്‍ശവും നിലപാടുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഏതൊന്നിനേയും സമൂഹമധ്യത്തിലേക്കു കൊണ്ടു വരുമ്പോള്‍ നന്നായാലോചിക്കേണ്ടതുണ്ട് ലൈംഗികതയുടെ സൌന്ദര്യമോ വ്യക്തിസ്വാതന്ത്ര്യമോ ഉല്‍ഘോഷിക്കലല്ല, രതിയെ കച്ചവടവല്‍ക്കരിക്കലാണ് ഇത്തരം സിനിമകളുടെ ലക്ഷ്യമെന്നാര്‍ക്കാണറിയാത്തത് പുതിയ രതിനിര്‍വേദം കണ്ടില്ല. പഴയത് കണ്ടതുമാണ്. ഭരതന്റെതായി അതിലും മികച്ച സിനിമകള്‍ ഉണ്ടെന്നത് സത്യമെങ്കില്‍ കൂടെ ആ കാലഘട്ടത്തില്‍ ഉണ്ടാക്കാവുന്ന ഒരു നല്ല ഫ്രെയിം വര്‍ക്ക് ആയിരുന്നു അത്. ഒരു പക്ഷെ 14 കാരന്‍ നായകന്‍ എന്നത് തന്നെയാവാം അതിലെ ഹൈലൈറ്റ്. ഇവിടെ പുതിയതില്‍ അത് 19 കാരന്‍ ആവുമ്പോള്‍ അതിന്റെതായ കുഴപ്പങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം കാര്യകാരണ സഹിതം സംസാരിക്കുന്ന പക്വതയാര്‍ന്നൊരു നാവിനെ ഞാനീ എഴുത്തില്‍ കാണുന്നു. താങ്കള്‍, അറിയിച്ച പല കാര്യങ്ങളും ഏറെ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്‍റെ അഭിപ്രായത്തില്‍, മറച്ചു വെക്കപ്പെട്ടതും എന്നാല്‍ തുറക്കപ്പെടുന്നതുമായ ഒന്നില്‍ മാത്രമേ ഏറെ ആസ്വാദ്യകരമായൊരു സെക്സ് അനുഭവിക്കാനാകൂ എല്ലാം തുറന്നിടപ്പെടുകില്‍ അറപ്പും വെറുപ്പും മടുപ്പുമുളവാക്കും എന്നൊരഭിപ്രായവും എനിക്കുണ്ട്. അത് നമ്മുടെ ലൈംഗീകാരോഗ്യത്തെ തന്നെ കെടുത്തും. പിന്നെ, പ്രണയത്തിന് കണ്ണുണ്ടോ മൂക്കുണ്ടോ ചെവിയുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല അല്ലെങ്കിലും, ഇതൊക്കെയുമാണോ പ്രണയം അതെന്തായാലും വിവേകമില്ലാത്ത ഇത്തരം ചെയ്തികളെ ഒരു പൊതുപ്രശ്നമായി കണ്ടുകൊണ്ട് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിലെ ആദ്യം വിചാരണ ചെയ്യേണ്ടത് ടെലിവിഷ നുകളിലൂടെ അവതരിപ്പിക്കപ്പെടുന്ന നല്ലമ്മമാരുടെ ശുദ്ധ സംസ്കാരത്തെ തന്നെയാണ്. യാതൊരു വ്യവസ്ഥയുമില്ലത്തെ കുറെയേറെ ബന്ധങ്ങള്‍. അസംബന്ധങ്ങളുടെ ഘോഷയാത്ര തന്നെയാണ് നമ്മുടെ മൊത്തം സീരിയലുകളുടെ ഉള്ളടക്കങ്ങളും. ഒരുവനെ പ്രണയിക്കുകയും മറ്റൊരുവനെ വിവാഹം ചെയ്യുകയും ജാരന്‍റെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്ന ഹോ സത്യപുത്രീ എന്‍റെ പ്രിയപ്പെട്ട മലയാളമേ നന്ദി, മനോരാജ് നമൂസ്‌, നിങ്ങളുടെ വായനക്ക് നമ്മുടെ സമസ്കാരിക ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നമ്മുടെ തലമുറയുടെ പ്രണയം നഷ്ടമാകതിരിക്കട്ടെ ഒളിച്ചു നോട്ടതിന്റെയും ജാര നോട്ടതിന്റെയും കണ്ണുകളില്‍ കൂടിയലാതെ നമ്മുടെ കുട്ടികള്‍ പരസ്പരം ഇടപഴാകട്ടെ..അതിനവര്‍ക്ക് ചുറ്റും ആരോഗ്യകരമായ ഒരു സാമ്സ്കാരികന്തരീക്ഷം ഉയര്‍ന്നു വരട്ടെ അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങട്ടെ നമ്മുടെ ബന്ധങ്ങളുടെ സ്നേഹ ഊഷ്മളത വീണ്ടും തിരിച്ചു വരട്ടെ വൃദ്ധസദനങ്ങളും ദാമ്പത്യ വേര്പെടലുകളും ഇല്ലതാകട്ടെ മനുഷ്യര്‍ സുന്ദരന്മാരും സുന്ദരികളും ആകട്ടെ തീര്‍ച്ച ആയും താങ്കളുടെ വാദങ്ങളോട് നൂറു ശതമാനം യോജിക്കുന്നു സെക്സ് അരാജകത്വം സ്രിസ്ട്ടിക്കുന്ന ഈ കാലത്ത് അതിനെ പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം ആളുകള്‍ തയാറായി ഇരിക്കുകയാണ് പുതിയത് വെറും തല്ലിപ്പൊളി, പക്ഷെ പദ്മരാജന്‍-ഭരതന്‍ ടീമിന്റെ ചിത്രത്തില്‍ ശ്വേതാമെനോനെ ചിത്രീകരിച്ചതുപോലെയല്ല ജയഭാരതിയെ ചിത്രീകരിച്ചത് ഈ വിഷയത്തിലെ അഭിപ്രായം ഇവിടുണ്ട്. ഒരു നല്ല പോസ്റ്റു ഇന്നത്തെ സമൂഹം എവിടം വരെ എത്തിയിരിക്കുന്നു എന്നതിന് ഇത്തരം ഫിലിമുകളും പാട്ടുകളും ഒക്കെ തന്നെ നല്ല ഉദാഹരണം ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ് കൂടെ ജനങ്ങളും..ഇന്നത്തെ കുട്ടികള്‍ കണ്ടു പഠിക്കേണ്ട പ്രണയം ഇതാണോ ആവൊ പ്രണയം പല കാലത്തും പലതാണോ ഇനിയും ഉണ്ടാകട്ടെ ഇത്തരം നല്ല എഴുത്തുകള്‍ സമൂഹം ചിന്തികക്കേനടുന്ന ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടി ആ തൂലിക ഇനിയും ചലിക്കട്ടെ ആശംസകള്‍ ഭാവുകങ്ങള്‍.. രഞ്ജിത്ത് ചേട്ടാ പോസ്റ്റ്‌ ഞാന്‍ ഫേസ്ബുക്കില്‍ വായിച്ചിരുന്നു. താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ആകയാല്‍ ഈ വിഷയം വളരെ ഗൌരവത്തോടെ എല്ലാം ആപേക്ഷികമെങ്കില്‍ ഇത്തരം സിനിമകള്‍ ആക്ഷേപം ആകുന്നതെങ്ങനെ? ഹഹഹാ. ചുമ്മാ സാറേ. പോസ്റ്റ്‌ കലക്കി കേട്ടോ. (കടിച്ചാല്‍പൊട്ടാത്ത വിഷയം കൊണ്ട് എന്നെപ്പോലുള്ള ദരിദ്ര ബ്ലോഗര്‍മ്മാരുടെ കഴുത്തറുക്കുന്ന നാമൂസ്‌ പറഞ്ഞിട്ടാ ഈവഴി വന്നത്. ഹെന്റമ്മേ! ഈ നാമൂസൊരു ജാമൂസല്ലെന്നു ഇപ്പൊ മനസ്സിലായി) നാമൂസ് വഴിയാണ് ഇവിടെയെത്തിയത് ആദ്യമേ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ സത്യത്തില്‍ അധ:പതിച്ചു പോയ നമ്മുടെ സംസ്കാരത്തില്‍ സങ്കടം ആണ് തോന്നുക. മാതാപിതാക്കള്‍ തന്നെ കുട്ടികളെ അതിനായി പറഞ്ഞു വിടുന്നതിനു പിന്നിലെ ചേതോവികാരവും മനസ്സിലാവുന്നില്ല. അതോ അവര്‍ക്കിതൊന്നും അറിയാത്തതാണോ അതുപോലെ തന്നെയാണ് ടിവി സീരിയലുകളുടെയും കാര്യം, അവിഹിത ബന്ധങ്ങളും വിവാഹ മോചനങ്ങളും പണക്കൊതിയും നിറഞ്ഞ സീരിയലുകളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് എന്താണ് നന്മയും തിന്മയും തിരിച്ചറിയാന്‍ അവര്‍ക്കെങ്ങിനെ കഴിയും സിനിമ ആയാലും സീരിയല്‍ ആയാലും സമൂഹ മധ്യത്തിലേക്ക് കൊണ്ട് വരുമ്പോള്‍ സമൂഹത്തോട് അവയ്ക്ക് പ്രതിബദ്ധത ഉണ്ടെന്നത് മറക്കരുതാത്തതാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം, പക്ഷേ, പൂച്ചക്കാരു മണികെട്ടും എന്നത് പോലെയാവരുത്. ആദ്യം വീട്ടില്‍ നിന്നു തന്നെ തുടങ്ങാം, വീടാണല്ലോ സമൂഹത്തിന്റെ അടിത്തറ. നല്ല വായനാനുഭവം നൽകുന്ന ഒരു പോസ്റ്റ് നന്ദി ശാസ്‌ത്ര ബോധമുണ്ടാവനം എന്ന് ആഗ്രഹിക്കുന്ന ഒരു യുക്തിവാദി യാഥാര്ധ്യങ്ങള്‍ക്ക് ഇരു തല മൂര്ച്ചയാണ് അതിനാല്‍ ഈ വഴിയെ കടന്നു വരുന്നവര്‍ ശ്രദ്ധിക്കുക..എന്നെ വായിക്കുക എന്നത് അല്പം അപകടം പിടിച്ചവഴിയാണ് തല്പര്യമില്ലത്തവര്‍ ഇതൊരു Emergency exit ആയി കാണുക മട്ങ്ങിപോവുക രഞ്ജിത് നെ പരിചയപ്പെടുത്തിയ നാമൂസിനും ഇരിക്കട്ടെ നന്ദി. എല്ലാത്തിലും ഇത്തരം ഒരു തിരിവ്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക്‌ കാണാനാകും. എങ്ങിനെ എങ്കിലും പെരല്പം ഉയര്‍ന്നു വന്നാല്‍ എന്തും കാണിക്കാം എന്ന ഒരവസ്ഥ. അതിനെ ആരും എതിര്‍ത്ത്‌ പറയില്ലെന്ന് അല്ലെങ്കില്‍ പറയുന്നവനെ വിവരമില്ലാത്ത്തവന്‍ ആക്കുന്ന രീതി. പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് അത്. ചിത്രങ്ങള്‍ ആകുമ്പോഴും ആദ്യം എടുക്കുന്ന ചിത്രം നന്നായി നല്ല അഭിപ്രായം വന്നാല്‍, പിന്നെ എടുക്കുന്ന എന്ത് പൊട്ടത്തരത്ത്തിനും ആദ്യത്തെ അഭിപ്രായത്തോട്‌ ചേര്‍ന്ന ഒരഭിപ്രായം തന്നെ ഉണ്ടാക്കുന്നു. പിന്നീട് മറുത്തൊരഭിപ്രായത്തിനു നമ്മളും ശ്രമിക്കാറില്ല എന്നതല്ലേ. അതില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കാര്യങ്ങളെ കാര്യത്തോടെ സമീപിച്ച ഈ സമീപനം നന്നായി. ഈ മാതിരി പ്രശ്നങ്ങളൊക്കെ ഇട്ടാ വട്ടത്ത് കേരളത്തിൽ മാത്രമെ ഉള്ളൂ. വിദേശ രാജ്യങ്ങളിൽ ആരും അങ്ങനെ ഒന്നും പറയുന്നില്ലല്ലോ ഇതെല്ലാം കേരളത്തിലെ പുതിയ തലമുറയുടെ മാത്രം പ്രശ്നങ്ങളാണെന്നാണ്‌ തോന്നുന്നത്..attitude problem.. സമൂഹത്തിനു വേണ്ടിയല്ല സിനിമ. സിനിമ ഒരു കലയാണ്‌. കല കലയ്ക്ക് മാത്രം.. സമൂഹത്തിനു വേണ്ടത് അച്ചടക്കവും, നിയമങ്ങളും, നിയമപാലകരുമൊക്കെയാണ്‌. അല്ലാതെ സിനിമ കൊണ്ട് ഒരു സമൂഹവും അഭിവൃദ്ധിപ്പെട്ടിട്ടില്ല, മെച്ചപ്പെട്ടിട്ടില്ല..മെച്ചപ്പെടാൻ പോകുന്നുമില്ല. സിനിമ കണ്ട് ആരും നന്നാവുകയോ ചീത്തയാവുകയോ ചെയ്യുന്നില്ല ചീത്തയാവുന്നത് വളർത്തു ദോഷം കൊണ്ട് മാത്രം! നാമൂസ് വഴിയാണ് ഇവിടെയെത്തിയത് പോസ്റ്റ് ഇഷ്ടമായി ‘രതിനിർവ്വേദം,'നോബിള്‍ ലേഡി' ” എന്നത് കണ്ടത് കൊണ്ട് മാത്രം നമ്മുടെ കുട്ടികൾ ചീത്തയാകുമോ? സിനിമ സത്യത്തിൽ ഒരു പുക മറയാണ് .വെളിച്ചത്തിൽ എടുത്തിട്ട് ഇരുട്ടത്ത് കാണിക്കുന്നത് അത് കാണാൻ പോകുന്നവർ കൊച്ചു കുട്ടികളാണോ? അല്ല ഇന്നത്തെ സിനിമാ വ്യവസായം രക്ഷപ്പെടണമെങ്കിൽ ഇങ്ങനേയും ചില സൂത്രങ്ങൾ കാണിക്കണം..സിനിമയെ വിട്ടിട്ട് വേണം നമ്മൾ സെക്സിനെക്കുറിച്ച് സംസാരിക്കാൻ..അതൊരു വ്യവസായമാണ് സിനിമ കാണാൻ ആരും ആരേയും നിർബ്ബന്ധിക്കുന്നില്ലാ പക്ഷേ റിയാലിറ്റി ഷോകളെക്കുറിച്ചും, റ്റി.വി. പരിപാടികളെക്കുറിച്ചും താങ്കൾ പറ്ഞ്ഞതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നൂ ഇല്ലാത്തമാറിടവും കുലുക്കി,പാഡ് വച്ച് കെട്ടിയ നിതംബവും കുലുക്കി കൊച്ചുകുട്ടികൾ തമിഴ് പാട്ടിന്റെ അകമ്പടിയോടെ നർത്തനം’ആടുമ്പോൾ’ഡ്രോയിങ്ങ് റൂമിലിരുന്ന്..കുടുംബത്തോടൊപ്പം അത് കാണുന്ന നമ്മുടെ മൻസ്സ്, നാണം കൊണ്ടും ,വേദനകൊണ്ടും ചുരുങ്ങുന്നൂ ആ ക്രൂരത ആദ്യം അവസാനിപ്പിക്കണം..കാരണം തിയ്യേറ്ററിൽ പോയിരുന്ന് സിനിമ കാണുമ്പോലെയല്ലാ വീട്ടിലിരുന്ന് റ്റി.വി. കാണുന്നത് ധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍. നന്ദി ഈ പോസ്റ്റു വായിച്ചവര്‍ക്കും വായിക്കുന്നവര്‍ക്കും എന്നെ സംബന്ധിച്ച് അല്‍പ്പം അന്ധാളിപ്പുലവാക്കുന്നു ഈ സൌഹൃദങ്ങള്‍ നമൂസിന്റെ പരിചയപ്പെടുതളില്‍ ഇത്രയും പ്രതികരണങ്ങള്‍ തന്നെ ആഹ്ലാദകരം ബ്ലോഗെഴുത്ത് എനിക്കത്ര പരിചിതമല്ല എങ്കിലും മനസ്സില്‍ തോന്നുന കാര്യങ്ങള്‍ പന്കുവേക്കണം എന്ന് തോന്നിയതിന്റെ രൂപാന്തരമാണിത്..നന്ദി എല്ലാവര്ക്കും @ സാബു സിനിമ ഇന്ന് ഏറ്റവും അധികം സമൂഹവുമായി സംവേദിക്കുന്ന അവരുടെ മനസ്സുകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ ഞാന്‍ കാണുന്നത് കൊണ്ടാണ് ആ മാധ്യമത്തിന്റെ പോരായ്മകളെ കുറിച്ച് ഞാന്‍ സംസാരിച്ചത് അങ്ങനെയല്ലാതെ സിനിമ വെറും കല മാത്രമെന്നും അതിനു നമ്മുടെ വികാര വിചാര ജീവിതങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നുമാണ് സാബു പറയുന്നതെങ്കില്‍ ആ അര്‍ഥത്തില്‍ അത് ശരി തന്നെ ഞാന്‍ പറഞ്ഞത് വേറെ അര്‍ഥത്തിലാണ് വിദേശരാജ്യങ്ങളില്‍ ആളുകള്‍ പറയുന്നതോ പരയാതിരിക്കുന്നതോ അല്ലല്ലോ നമ്മളുടെ പ്രശനം ആദ്യമായാണ്‌ പറയുന്നതെങ്കിലും കൊച്ചു കുട്ടിയാണ് പറയുന്നതെങ്കിലും പറയുന്നതില്‍ കാര്യമുണ്ടോ എന്നതല്ലേ പ്രശ്നം സീരിയലിനെപ്പറ്റി പറയുമ്പോൾ, അതു കണ്ട് ആരെങ്കിലും ചീത്തയാവുമെന്നോ നന്നാവുമെന്നോ പറയാനവില്ലെങ്കിലും ‘ഇതെല്ലാം സർവ്വസാധാരണങ്ങളാണല്ലൊ കുടുംബങ്ങളിൽ’ എന്നൊരു തോന്നൽ കാണുന്നവരിൽ വളർന്നിരിക്കുന്നു. ഏതു ക്രുരതയും കണ്ണൂ തുറന്നു വച്ചു കാണുന്ന മാനസ്സികാവസ്ഥയിലേക്ക് കുടുംബങ്ങളെ എത്തിച്ചതിൽ സീരിയലിനു നല്ലൊരു പങ്കുണ്ട്. കൊമ്പന്‍, തിരൂര്‍, യാച്ചുപട്ടം, ഉമ്മു, ശ്രീജിത്ത്‌, എന്റെ ലോകം, കണ്ണൂരാന്‍ കുഞ്ഞൂസ്, സമീര്‍, മുഹമ്മദ്‌, സീയെല്ല രാംജി, കുസുമം, സാബു, ചന്തു നായര്‍, ഷാഹുല്‍, എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി 100% യോജിക്കുന്നു ഈ പൊസ്റ്റിനോട്. പഴയ സിനിമയെ പുനർ നിർമ്മിക്കുമ്പോൾ ഈ പരഞ്ഞ കലയോടുള്ള സ്നേഹമല്ല മറിച്ച് കാശുണ്ടാക്കുക്ക എന്ന ഒരൊറ്റ ഉദ്ധേശ്യം മാത്രമേ ഇതിലുള്ളൂ പേര്‌ ക്ലാസ്സിക് എന്നിട്ടാലും കാണിക്കുന്നതു ഒരുമിച്ചിരുന്നു കാണാൻ പറ്റാത്തതാണെങ്കിൽ ഒരൊറ്റ ലെബലെ ഉള്ളു അതിനു നീലചിത്രം. ആശംസകൾ ഈ പോസ്റ്റിനു.. കാലികപ്രസക്തിയുള്ള ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള താങ്കളുടെ ഉദ്യമം അഭിനന്ദനീയമാണ്. കപട സദാചാര വാദികളോടും, സമൂഹത്തോടും സംവദിക്കുന്ന ആയിരം നാക്കുള്ള ഒരു പോസ്റ്റ്‌- നന്ദി ജെഫു, പ്രദീപ്‌, ബാവ ഈ ഉറക്കെ പറചിലുകളെ വായിക്കാന്‍ നേരം കണ്ടതിനു കഥക്കല്ല പ്രധാന്യം, കാഴ്ച്ചക്കാണ് മലയാളി ഞരമ്പ് രോഗത്തെ ചൂഷണം ചെയ്യാൻ ഓരൊ വേല… "പഴയ രതിനിര്‍വേദം സിനിമ കണ്ടത് അതിലെ മറിച്ചു പത്മരാജന്‍-ഭരതന്‍ ടീമിന്റെ സിനിമയായത് കൊണ്ട് കണ്ടതാണ്" എന്നൊക്കെ പറയുന്ന മലയാളിയുടെ മനോഭാവമാണ് മാറേണ്ടത്. അത്തരം പടങ്ങള്‍ കാണുന്നതിലല്ല കണ്ടുവെന്നു മറ്റുള്ളവര്‍ അറിയുന്നതിലാണ് പലര്‍ക്കും നാണക്കേട്‌. പത്മരാജനേയും ഭരതനേയും ഒക്കെ ആരാധിക്കുന്ന അവരുടെ നല്ല സൃഷ്ടികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാനും. പക്ഷെ അവരുടെ എല്ലാ സിനിമകളും പെര്‍ഫെക്റ്റ്‌ ആണെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. രതിനിര്‍വേദം ഒക്കെ ബുദ്ധിജീവികള്‍ സൌകര്യപൂര്‍വ്വം ക്ലാസ്സിക് ആക്കുന്നതല്ലേ എന്നാണെന്‍റെ സംശയം "സമൂഹത്തിനു വേണ്ടിയല്ല സിനിമ എന്ന സാബുവിന്‍റെ വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല. അതൊരു കലയാണ്‌ സമ്മതിക്കുന്നു. അത് കണ്ടതു കൊണ്ട് മാത്രം ആരും ചീത്തയാകുന്നുമില്ല. പക്ഷെ അത് ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ട. നന്ദി..ബെന്ജാളി, ഖരാഷരം, ലിപി സാഹിത്യവും സാംസ്കാരിക രൂപങ്ങളെല്ലാം തന്നെയും മനുഷ്യനോടോത് വളരുകയും തളരുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഞാനും കരുതുന്നത് മനുഷ്യന്റെ തളര്‍ച്ച അഥവാ അവന്റെ മാനസിക വൈകല്യങ്ങല്‍ക്കൊത് അത് വളയുകയും അവന്റെ ആരോഗ്യ്യ്മുള്ള മനസ്സിനോത് അത് വളരുകയും ചെയ്യും പണ്ടത്തെ കൊട്ടാര കവികളുടെ ഉദ്ദേശ്യം രാജാവിനെ സന്തോഷിപ്പിക്കുക..അല്ലെങ്കില്‍ അയാളെ യുദ്ധത്തിനു ആവേശം പകരുഅക് അല്ലെങ്കില്‍ അയാളുടെ കാമ ത്വര വര്‍ധിപ്പിക്കുക തുടങ്ങിയവ ആയിരുന്നു അന്നത് ന്യായമായിരുന്നു അന്നത്തെ സമൂഹത്തില്‍ ഇന്നത്‌ ന്യായമാകുമോ കല രാജാവിന്‌ വേണ്ടി എന്നതില്‍ കുഴപ്പം തോന്നതവര്‍ക്ക് കല സമൂഹത്തിനു വേണ്ടി എന്നതില്‍ കുഴപ്പം തോന്നുന്നു എന്നത് ചിന്തികേണ്ട വിഷയമാണ് ഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ്‌ വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത്‌ കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ്‌ വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത്‌ വിഷയാസക്തി നിറഞ്ഞ നോട്ടമാണ്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കുന്നു. അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു. നമ്മുടെ ബെഡ് റൂമിന് വാതിലും ജനലുകളും വേണ്ടാത്ത ഒരു കാലത്താണ് നമ്മള്‍ ഉള്ളത് നമ്മള്‍ രഹസ്യമെന്നും പവിത്രമെന്നും കരുതിയിരുന്ന പലതും ഇന്ന് നമ്മുടെ കുട്ടികളുടെ മുമ്പില്‍ ഓപ്പണാണ്. കാലാ കാലങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണ് കല കലക്കുവേണ്ടിയോ മനുഷ്യ നന്മക്കു വേണ്ടിയോ എന്നത്. പെണ്ണിറച്ചിയുടെ വിപണനമൂല്യം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് കല കലക്കുവേണ്ടി എന്ന വാദം ഉയര്‍ത്തുന്നത്. യഥാര്‍ത്തത്തില്‍ സുഹൃത്ത് രഞ്ജിത്ത് പറയുന്നത് പോലെ കല എന്നത് മനുഷ്യ നന്മക്കു വേണ്ടിയുള്ളതാവണം കല കലക്കുവേണ്ടി എന്ന്‌ വരുമ്പോളാണ് മലമ്പുഴയിലെയും വേളിയിലെയും സ്ത്രീ നഗ്നത കച്ചവടം ചെയ്യുന്ന പ്രതിമകളും വൈശാലി, രതി നിര്‍വേദം പോലുള്ള സിനിമകളും ഉദാത്ത മാനെന്ന വാദം ഉയര്‍ന്നു വരുന്നത് സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം ഒര്മാപ്പെടുതിയത്തിനു നന്ദി റഷീദ്‌ നന്ദി കുസുമം സമൂഹത്തിനു പ്രഥമ പരിഗണന നല്‍കലാണ് ശരി സമൂഹം മോശമായാലും അതിന്റെ കണ്ണാടികളായ സിനിമകള്‍ നന്നാകും എന്ന് ചിലര വാദിക്കുന്നത് ബാലിശം തന്നെയാണ് സാംസ്കാരിക രൂപങ്ങളും സമൂഹവും നേരിട്ട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട് അത് നിഷേധിക്കാന്‍ ആവില്ല തന്നെ വളരെ നന്നായി കാര്യ കാരണ സഹിതം സിനിമ സമൂഹത്തിനു വേണ്ടിയാണെന്ന് തെളിയിച്ച ഒരു പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍! ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു, ഇന്ന് നമുക്ക് ആകെ ഉള്ളത് ഒരു ശ്വേതാ മേനോന്‍ മാത്രമാണ്!! എന്നിട്ടും രഞ്ജിത്തേട്ടന്‍ അടങ്ങുന്ന ആ തലമുറയൊന്നും പാഴായി പോകുകയോ തെറ്റായി പോകുകയോ ചെയ്തിട്ടില്ല മാത്രമല്ല പുതിയ കുട്ടികളാണ് തലതിരിഞ്ഞു പോകുന്നതും! @ അനുപമ നന്ദി അനുപമ ഈ വായനക്ക് ഞാന്‍ മേല്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു..പറയാന്‍ വന്നതെല്ലാം പലരും മുകളില്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.എങ്കിലും രണ്ടു വാക്ക് കപട സദാചാരം അല്ലെ ഇവിടെ നടക്കുന്നത്..ആധുനിക ശാസ്ത്രത്തിന്റെ സന്തതികള്‍ ആയ മൊബൈലും,കമ്പ്യൂട്ടറും മറ്റും ഇവിടെ അടിച്ചിറക്കുന്നത് പലരുടെയും കിടപ്പറ രംഗങ്ങള്‍ അല്ലെ ഷക്കീല പടത്തിനു തലയില്‍ മുണ്ടിട്ടു പോയവര്‍ രതി നിര്‍വേധം പോലുള്ളവ ക്ലാസ്സിക്കുകള്‍ എന്നു പറഞ്ഞു മുണ്ടിടാതെ പോകുന്നു,എന്നാലും ആരും കുടുംബത്തോടെ പോകില്ല കാരണം ഊഹിക്കാമല്ലോ പക്ഷേ എങ്ങനെ പറയണം എന്ന്‍ എനിക്കറിയില്ല, ശ്ലീലവും അശ്ലീലവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. അത് മനസിലാക്കുന്നതിലാണ്, ഒരു കലാകാരന്റെ വിജയം പൂര്‍ണ്ണമായും യോജിക്കുന്നു രഞ്ജിത്ത്ബായ് ചിലപ്പോ സമൂഹം താങ്കളെ പിന്തിരിപ്പന്‍ അല്ലെങ്കില്‍ കലാബോധമില്ലാത്തവാന്‍ എന്ന് വിളിക്കും മലയാളത്തിലെ ക്ലാസിക്കുകളെ ഇങ്ങനെ വധിക്കാമോ എന്തായാലും ബുദ്ധിജീവി ചമയാതെ രാജാവ് നഗ്നനാണ് എന്ന് പറയാന്‍ കാണിച്ച തന്റെടത്തിനു അഭിനന്ദനങ്ങള്‍ ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ അദ്ദേഹം ഒരു മാര്‍ക്സിസ്ടുകൂടി ആണോ ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌ ഇവിടെ സത്യം നിലവിളിക്കുന്നു അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌ അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല എന്റെ കണ്ണ "വാസ്തു ശാസ്ത്രം പൊരുളും പൊരുത്തക്കേടും എന്ന ഗ്രന്ഥത്തെ ഒന്ന് പരിചയപ്പെടാം ! വാസ്തു ശാസ്ത്രം ഇന്ന് ഏറെ പ്രചാരമുള്ള ഒരു മേഖലയാനല്ലോ നമ്മുടെ അമ്മമാരും മറ്റും ഇന്ന് ഏറെ വേവലാതിപെടുന്ന ഒന്നാണ് ഈ "വാസ്തു ഓഷോയെ വായിക്കുമ്പോള്‍ രണ്ടാം ഭാഗം ജാഗ്രത" അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ് അറിയാം ഇത് ഏറെ വൈകിയെന്നു ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം ഇറോം ശര്മിലക്ക് ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വ ഓഷോയെ വായിക്കുമ്പോള്‍ ഓഷോയുടെ പഴയ പേര് ഭഗവാന്‍ രെജനീഷ്‌) ആദ്യമേ പറയട്ടെ ഞാന്‍ ഓഷോയെ അധികം വായിച്ചിട്ടില്ല ഓഹോ എന്നിട്ടാണോ എന്ന് ചോദിക്കരുത്..വായിച്ചവ തന്നെ എന്നെ വല്ലാതെ സ്വാധീനിച്ചിട കഴിഞ്ഞ ആറു ദിവസങ്ങളായി അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കത്തുകയാണ്. യുഎസ് തലസ്ഥാനമായ വാഷിങ്ടണിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്രാജ്യത്വ അധികാരഗര്‍വിന്റെ ഇരിപ്പിടമായ വൈറ്റ് ഹൗസിന് മുന്നിലും കനത്ത പൊലീസ് സന്നാഹങ്ങളെ അവഗണിച്ച് തീയാളി. പ്രസിഡന്റ് ട്രംപ് അടക്കം ഭയവിഹ്വലരായ അന്തേവാസികളെ രഹസ്യാന്വേഷണ ഏജന്റുമാര്‍ വൈറ്റ് ഹൗസിന്റെ സുരക്ഷിത നിലവറകളിലേക്ക് മാറ്റേണ്ടിവന്നു. വൈറ്റ് ഹൗസിന് മുന്നില്‍ സുരക്ഷാഭടന്മാര്‍ ഒരുക്കിയ പ്രതിരോധനിര ഭേദിച്ചാല്‍ ‘താന്‍ ജീവിതത്തില്‍ മറ്റെവിടെയും കണ്ടിട്ടില്ലാത്ത ഭീകരരായ നായ്ക്കളെയും വിനാശകരമായ ആയുധങ്ങളെയുമാണ്’ പ്രതിഷേധക്കാര്‍ക്ക് നേരിടേണ്ടിവരിക എന്ന് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരുന്നു. അതേ ട്രംപാണ് നിലവറയുടെ സുരക്ഷിതത്വത്തില്‍ ഒളിക്കേണ്ടിവന്നതെന്നത് യുഎസ് പ്രസിഡന്റ് പദവിക്കുതന്നെ തീര്‍ത്താല്‍ തീരാത്ത കളങ്കമായി. ജോര്‍ജ്ജ് ലോയിഡ് എന്ന ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് യൂണിഫോം ധരിച്ച ഒരു വര്‍ണവെറിയന്‍ വെള്ളക്കാരന്റെ മുട്ടുകാലിനുകീഴിലമര്‍ന്ന് ശ്വാസം മുട്ടി മരിക്കുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത തീവ്ര പ്രതികരണമാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ അരങ്ങേറുന്നത്. അത് കേവലം ജോര്‍ജ്ജ് ലോയിഡെന്ന നിരപരാധിയായ മനുഷ്യന്റെ കൊലയിലുള്ള എതിര്‍പ്പു മാത്രമല്ല. അടിമത്വവും വര്‍ണവിവേചനവും നിയമപരമായി അവസാനിപ്പിച്ച് അനേകദശകങ്ങള്‍ പിന്നിട്ടിട്ടും യുഎസില്‍ അനുസ്യൂതം തുടരുന്ന വര്‍ണവെറിക്കും അപലപനീയമായ വിവേചനത്തിനും കെട്ടടങ്ങാന്‍ വിസമ്മതിക്കുന്ന വംശീയ അതിക്രമങ്ങള്‍‍ക്കും എതിരായ പ്രതിഷേധത്തിന്റെ വിസ്ഫോടനമാണ് ആ രാജ്യത്ത് അങ്ങോളമിങ്ങോളം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്ന തീവ്ര വലതുപക്ഷ വര്‍ണവെറിയന്‍ രാഷ്ട്രീയവും തല്‍ഫലമായി പാരമ്യത്തിലെത്തിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അ­നീതിയും ഈ ആളിക്കത്തലിന്റെ ആക്കം കൂട്ടിയത് സ്വാഭാവികം. കോവിഡ് മഹാമാരി വിതച്ച കൂട്ടമരണങ്ങളും അളവറ്റ ദുരിതങ്ങളും അപ്പാടെ അവഗണിച്ച് തുടരുന്ന കോ­­ര്‍പ്പറേറ്റ് പ്രീണനമാണ് ഇപ്പോഴത്തെ പൊ­ട്ടിത്തെറി അനിവാര്യമാക്കിയത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പറുദീസയെന്ന് യുഎസ് നിരന്തരം ഉദ്ഘോഷിക്കുന്നതും ലോകമെമ്പാടും വലതുപക്ഷ ശക്തികള്‍ വാഴ്ത്തുന്നതുമായ അമേരിക്കയുടെ യഥാര്‍ത്ഥ മുഖമാണ് ജോര്‍ജ്ജ് ലോയിഡിന്റെ കൊലപാതകവും തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവും അത് അടിച്ചൊതുക്കാന്‍ നടത്തുന്ന ‘ക്രമസമാധാന’ പരിപാലന യത്നങ്ങളും തുറന്നു കാട്ടുന്നത്. ആ രാജ്യത്തെ ഡസന്‍കണക്കിന് നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും നിമിഷം പ്രതി പുറത്തുവരുന്ന പ്രതിഷേധത്തിന്റെയും അതിനെ നേരിടുന്ന സുരക്ഷാ സേനയുടെ അതിക്രമ ദൃശ്യങ്ങളും അമേരിക്കന്‍ സ്വപ്നങ്ങളുടെ മുഖംമൂടിയാണ് വലിച്ചുകീറുന്നത്. കൊറോണ മഹാമാരിയുടെ ദുരന്ത ചിത്രങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത രോഷം ഒരുപക്ഷെ ഈ ദൃശ്യങ്ങള്‍ ആളിക്കത്തിക്കുന്നു. ‘യൂണിഫോം ധരിച്ച കലാപകാരികള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അഴിഞ്ഞാടുന്നു. അവര്‍ നിരായുധരായി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഓടിച്ചുകയറ്റുന്നു. അവര്‍ പത്രപ്രവര്‍ത്തകരെ എടുത്തെറിഞ്ഞ് അവരുടെ മേല്‍ കുരുമുളക് സ്പ്രേ ചെയ്യുന്നു, ജനങ്ങളെ തല്ലിച്ചതയ്ക്കുന്നു, സ്ത്രീകളുടെ കാഴ്ചശക്തിപോലും നഷ്ടപ്പെടുംവിധം ആക്രമിക്കുന്നു. സമാധാനപരമായി, നിയമാനുസൃതം ഭരണഘടന അനുവദിച്ചു നല്കുന്ന അവകാശം വിനിയോഗിക്കുന്ന പൗരന്മാര്‍ക്ക് നേരെയാണ് പ്രകോപനം ഏതുമില്ലാതെയുള്ള ഈ അതിക്രമം’- ഒരു പ്രമുഖ യുഎസ് പത്രം നല്കുന്ന വിവരണമാണിത്. ഈ അതിക്രമങ്ങള്‍ യാദൃച്ഛികമാണെന്ന് നിഷ്പക്ഷമതികള്‍ ആരും കരുതില്ല. പ്രതിഷേധിക്കുന്നവര്‍ ഇടതുപക്ഷ തീവ്രവാദികളും അരാജകവാദികളുമാണെന്ന മുന്‍വിധിയാണ് ട്രംപ് ഭരണകൂടം തുടക്കംമുതലെ പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളായ ഡമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ട്രംപ് ആഹ്വാനം നല്കുന്നു. ട്രംപിന്റെ പ്രകോപനങ്ങളാണ് ഫലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ജോര്‍ജ്ജ് ലോയിഡിന്റെ കൊലപാതകം യുഎസ് രാഷ്ട്രീയത്തില്‍ വഴിത്തിരിവായി മാറുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം അരങ്ങേറുന്ന കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും ആസൂത്രിതവും പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളളതുമാണെന്ന അഭിപ്രായം ശക്തമാണ്. ആ രാജ്യത്തെ അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ട മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ട, ക്രിമിനല്‍വല്ക്കരിക്കപ്പെട്ടവര്‍ കിട്ടിയ അവസരം മുതലാക്കുന്നതായും വിലയിരുത്തപ്പെടുന്നു. ഇപ്പോഴത്തെ പ്രതിഷേധം ‘ക്രമസമാധാന’ത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരായ ഭൂരിപക്ഷ വെള്ളക്കാരെ ട്രംപിന് പിന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന ആശങ്കയും ശക്തമാണ്. എല്ലാ പ്രാതികൂല്യങ്ങളെയും അനുകൂലമാക്കിമാറ്റാന്‍ ഈ സംഭവം ട്രംപിനെ സഹായിച്ചേക്കുമെന്ന് അത്തരക്കാര്‍ ഭയപ്പെടുന്നു. ഡമോക്രാറ്റുകളും യുഎസിലെ പുരോഗമനശക്തികളും ഈ ജനകീയ പ്രതിഷേധത്തെ എങ്ങനെ രാഷ്ട്രീയ മാറ്റത്തിനുള്ള അവസരമാക്കി മാറ്റുന്നുവെന്ന് ലോകം ഉറ്റുനോക്കുന്നു. രണ്ടാം മോഡി ഭരണം: ഇന്ത്യന്‍ ജനാധിപത്യം ക്വാറന്റെെനില്‍ മോഡി മറന്ന കോടതി വിധിയും കുടിയേറ്റ തൊഴിലാളി ക്ഷേമവും സർക്കാർ കരുതലിൽ ആശ്വാസകരം ഈ ഓണം ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു ഒരാണ്ടുകൂടി അവസാനിക്കുകയാണ്. റിപ്പബ്ലിക് ദിനം ജനാധിപത്യത്തിന്റെ ആഘോഷങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുമെന്നും ഒപ്പം നിലകൊള്ളുമെന്നും സംരക്ഷിച്ച് മുന്നേറുമെന്നുമുള്ള പ്രതിജ്ഞ ജനുവരി 26ന് നാം നവീകരിക്കും. എന്നാൽ കേന്ദ്ര ഭരണകൂടമാകട്ടെ ഇവയെല്ലാം അട്ടിമറിക്കാനുള്ള ഓർഡിനൻസുകളുടെ പിന്നാലെയും അതിന് കുടപിടിക്കുന്ന നിയമങ്ങൾ പാസാക്കുന്ന തിടുക്കത്തിലുമാണ്. സിബിഐയുടെയും ഇഡിയുടെയും ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം നീട്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. പാർലമെന്റ് സമ്മേളനം ഏതാനും ആഴ്ചകൾ മാത്രം അകലെയാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും എതിർപ്പുകളും നേരിടാൻ സർക്കാർ തയാറല്ല. അതിനാലാണ് തിടുക്കം. സിബിഐയും ഇഡിയും, രണ്ട് ഏജൻസികളും ഇപ്പോൾ ഭരണകൂടത്തിന്റെ ചട്ടുകങ്ങളാണ്. കാലവധി നീട്ടാനുള്ള തീരുമാനവും ഓർഡിനൻസും അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് പൊതുസമൂഹം വിലയിരുത്തുന്നു. ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടാനുള്ള തിടുക്കവും കേന്ദ്രതീരുമാനത്തിൽ വ്യക്തമാണ്. മിശ്രയുടെ കാലാവധി ഈ മാസം 17ന് അവസാനിക്കേണ്ടതായിരുന്നു. മേധാവികളുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര തീരുമാനം പ്രധാന അന്വേഷണ ഏജൻസികളുടെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുന്നതാണ്. തുടർച്ചയായി മൂന്ന് തവണ ഓരോ വർഷത്തേക്ക് കാലാവധി നീട്ടാനുള്ള അവകാശമായിരുന്നു കേന്ദ്രത്തിന് മുമ്പുണ്ടായിരുന്നത്. ഓർഡിനൻസുകൾ ഡൽഹി പൊലീസ് സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യുന്നു. സിബിഐയുടെയും കേന്ദ്ര വിജിലൻസ് ആക്ടിന്റെയും മാതൃനിയമമാണിത്. ഇഡി ഡയറക്ടറുടെ നിയമനവും ഇതിൽ ഉൾക്കൊള്ളുന്നു. ‘പാർലമെന്റ് സമ്മേളനം നടക്കുന്നില്ല, ആവശ്യമായ നടപടി നിർവഹിക്കേണ്ട സാഹചര്യങ്ങൾ രാഷ്ട്രപതിക്ക് തൃപ്തികരവുമാണ്’ എന്ന് ഓർഡിനൻസ് പറയുന്നു. എസ് കെ മിശ്രയുടെ കാലാവധി 2020ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ അന്ന് ഒരു വർഷത്തേക്ക് നീട്ടി. ഈ നടപടി തന്നെ ‘അസാധാരണവും കീഴ്‌വഴക്ക’മില്ലാത്തതുമായി വിശേഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ അഞ്ചു വർഷത്തേക്ക് കാലാവധി നീട്ടിയിരിക്കുന്നു. ‘ഭേദഗതിയില്‍ രാഷ്ട്രപതി സംതൃപ്തനാണ്’. നടപടിയെ ന്യായീകരിച്ച് കേന്ദ്രം ഓർഡിനൻസിൽ പറയുന്നു. 2018 നവംബർ 19നാണ് സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറായി നിയമിച്ചത്. 1984 ബാച്ച് ഇന്ത്യൻ റവന്യു ആദായ നികുതി കേഡറിലെ ഓഫീസറായിരുന്നു ഇപ്പോൾ 61 വയസുള്ള മിശ്ര. ‘പ്രാരംഭ’ നിയമനത്തിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് ഒരു കാലയളവ് പൂർത്തിയാക്കിയ ശേഷം അനുവദിച്ച കാലയളവ് ഉൾപ്പെടെ ആകെ അഞ്ച് വർഷം പൂർത്തിയായ ശേഷം വീണ്ടും കാലയളവ് വിപുലീകരണം പാടില്ലെന്ന് മുൻകാല ഓർഡിനൻസുകൾ വ്യക്തമാക്കുന്നു. ‘അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ’ മാത്രം ചിന്തിക്കേണ്ടത് എന്ന് മിശ്രയുടെ കാലാവധി വിപുലീകരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ നീക്കം ആശങ്കാജനകമാണ്. കേന്ദ്രതീരുമാനം ജനാധിപത്യത്തിന്റെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്നു. ജുഡീഷ്യറി ഭരണഘടനാ വിരുദ്ധ നടപടികളിൽ വെറും കാഴ്ചക്കാരാകില്ല. ഓർഡിനൻസുകൾ പാർലമെന്റിൽ ചോദ്യം ചെയ്യപ്പെടുകയും എതിർക്കപ്പെടുകയും ചെയ്യും. സുപ്രീം കോടതിയിലേക്കും കാര്യങ്ങൾ നീളും. 2021 ഡൽഹി സ്പെഷ്യൽ പൊലീസ് (സ്ഥാപനം) ഓർഡിനൻസ്, 2021 കേന്ദ്ര വിജിലൻസ് കമ്മിഷൻ (ഭേദഗതി) ഓർഡിനൻസ് എന്നിവ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് നിയമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ പൊലീസ് (എസ്റ്റാബ്ലിഷ്മെന്റ്) ഉത്തരവിലും കേന്ദ്രം ഭേദഗതി വരുത്തിയിട്ടുണ്ട്. 2021ലെ ഓർഡിനൻസ് കേന്ദ്ര വിജിലൻസ് കമ്മിഷൻ ആക്ടിനും ഭേദഗതി നിർദ്ദേശിക്കുന്നു. കേന്ദ്ര ഭരണകൂടം തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഓർഡിനൻസുകൾ പുറത്തിറക്കുന്നത് അപൂർവമായിരുന്നില്ല. മുമ്പും ഇത്തരം മാറ്റങ്ങൾ വരുത്തിയിരുന്നു. സിബിഐ ഡയറക്ടറിൽ നിന്ന് വ്യത്യസ്തമായി, എൻഫോഴ്സ്മെന്റ് തലവനെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടണമെന്ന ശുപാർശ വരേണ്ടത് ചീഫ് വിജിലൻസ് കമ്മിഷണർ, വിജിലൻസ് കമ്മിഷണർ, ആഭ്യന്തര സെക്രട്ടറി, പേഴ്സണൽ വകുപ്പ് സെക്രട്ടറിമാർ, റവന്യു സെക്രട്ടറിമാർ എന്നിവരടങ്ങുന്ന വിപുലമായ സമിതിയിൽ നിന്നാണ്. ഒരു ഓർഡിനൻസ് വഴി ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതിലൂടെ കേന്ദ്രസർക്കാർ ഈ സമിതിയെയും മറികടന്നു. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയാത്രക്ക് ഫലമുണ്ടായില്ല; കെപിസിസി പുനഃസംഘടനയുമായി സുധാകരനും കൂട്ടരും ഗവർണർ പദവിയുടെ മഹത്വം കുറയ്ക്കുന്ന നടപടികൾ ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക് സൈനികനെ മർദിച്ച കേസ്സിൽ അഞ്ച് പേർ പിടിയിൽ നെടുങ്കണ്ടം സൈനികനെയും സുഹൃത്തിനെയും മര്‍ദിച്ച ശേഷം ഒളിവില്‍പോയ അഞ്ചുപേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കുഞ്ഞന്‍കോളനിയില്‍ ബ്ലോക്ക് നമ്ബര്‍ 311 അംജിത്ത് (22 കല്ലാര്‍ പാറഭാഗത്ത് പാലക്കാപറമ്ബില്‍ അമല്‍ (22 ചക്കക്കാനം വാവനകുളങ്ങര വീട്ടില്‍ അജീഷ് (22 ആശാരിക്കണ്ടം തട്ടാറത്ത് […] നവജാത ശിശു കൊല്ലപ്പെട്ട സംഭവം; രേഷ്മ ക്രൂരകൃത്യം ചെയ്തത് കാമുകന്റെ നിർദേശപ്രകാരം രേഷ്മ ഗർഭിണിയായ വിവരം ഭർത്താവ് അറിഞ്ഞിരുന്നില്ല കൊല്ലം പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. യുവതി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട […] വിസ്മയയുടെ മരണം സംസ്‌ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു ബന്ധുക്കൾക്ക് യുവതി അയച്ച സന്ദേശങ്ങൾ പുറത്ത് കൊല്ലം കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. നിലമേല്‍ കൈതോട് സ്വദേശിനി […] യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതിയായ യുവതി പിടിയില്‍ ബന്ധുവീട്ടിൽ നിന്നാണ് പിടിയിലായത് ഇടുക്കി അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയില്‍.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും അയല്‍വാസിയായ യുവാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. തര്‍ക്കത്തിനിടയില്‍ […] വൃദ്ധദമ്പതികളുടെ കൊലപാതകം; പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു നിർണായക വഴിത്തിരിവിന് സാധ്യത വയനാട് ജില്ലയെ പരിഭ്രാന്തിയിലാഴ്ത്തിയ നെല്ലിയമ്ബം ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. നെല്ലിയമ്ബം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (75) ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. പോലീസ് അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച്‌ നാട്ടുകാര്‍ ആക്ഷന്‍ സമിതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു …] ഏലംകുളം കൊലപാതകം; ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു. ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ […] ജീവനെക്കാൾ വലുതായി മറ്റൊന്നുമില്ല. എന്നാൽ, ദിനംപ്രതി നടക്കുന്ന വിവിധ രീതിയിലെ അപകടങ്ങളിലൂടെ എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾമൂലംതന്നെ. അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനാകും എല്ലാവരുടെയും ശ്രമം. ജീവൻ അപകടത്തിലായാൽ 'കുറച്ച് മുമ്പ് ആശുപത്രിയിെലത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെ' എന്ന് ഡോക്ടർമാർ പറയുന്നതു കേൾക്കാം. അപകടം നടന്നതുമുതൽ ഓരോ നിമിഷവും അത്രമേൽ പ്രാധാന്യമുള്ളതാണ് എന്നർഥം. ഈ േഗാൾഡൻ അവറുകൾ പ്രധാനമാണ്. അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിക്കാൻ അവിടെ ഓടിക്കൂടുന്ന എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഡോക്ടർമാർക്കുമുേമ്പ പ്രാഥമിക ചികിത്സ നൽകേണ്ടത് അവരാണ്. പക്ഷേ, കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ പ്രാഥമിക ചികിത്സ നൽകാവൂ. അല്ലെങ്കിൽ മുറിവൈദ്യൻ ആളെകൊല്ലുമെന്നാണ് പ്രമാണം. അപകടം നടന്നയുടൻ അപകടത്തിൽപ്പെട്ടയാൾക്ക് നൽകേണ്ട പ്രാഥമിക ചികിത്സയാണ് ഫസ്റ്റ് എയ്ഡ് അല്ലെങ്കിൽ പ്രഥമ ശുശ്രൂഷ. ജീവൻ നിലനിർത്തുകയാവണം ഇതിൽ പ്രധാനം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഇടയിലെ സമയത്താണ് പ്രഥമ ശുശ്രൂഷ നൽകുക. ഒരു വ്യക്തിയുടെ ആരോഗ്യനില മോശമാകുന്ന ഏത് അപകട സന്ദർഭത്തിലും ഫസ്റ്റ് എയ്ഡ് ആവശ്യമായിവരും. വാഹനാപകമുണ്ടായാൽ രക്തം വാർന്നുപോകുന്നുണ്ടെങ്കിൽ അവ നിർത്താനായിരിക്കണം പരമാവധി ശ്രമം. തുണി ഉപയോഗിച്ച് മുറിവ് കെട്ടിവെക്കാം. കഴിയുന്നതും ആംബുലൻസിൽതന്നെ വാഹനാപകടത്തിൽെപ്പട്ടവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കണം. ബൈക്ക് അപകടങ്ങൾ പോലുള്ളവയിൽ പലപ്പോഴും പുറമെ കാണുന്ന മുറിവിനെക്കാൾ ശരീരത്തിനകത്തായിരിക്കും (ഇൻറേണൽ ഇൻജ്വറി) പരിക്കുണ്ടാകുക. അപകടത്തിൽപ്പെട്ടവരെ അശാസ്ത്രീയമായി എടുക്കുന്നതും കിടത്തുന്നതുമെല്ലാം ചിലപ്പോൾ കൂടുതൽ അപകടം ക്ഷണിച്ചുവരുത്താം. നിവർത്തികിടത്തി വേണം ഇത്തരം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ. അല്ലെങ്കിൽ നട്ടെല്ലിനും മറ്റും ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ നില വഷളായേക്കാം. ഷോക്കേറ്റയാളെ ഉണങ്ങിയ കമ്പുകൊണ്ട് വൈദ്യുതിയിൽനിന്ന് വേർപ്പെടുത്താനായിരിക്കണം ആദ്യ ശ്രമം. പിന്നീട് കൃത്രിമ ശ്വാസോച്ഛാസം നൽകുക. പൊള്ളിയെങ്കിൽ ആ ഭാഗം തുണികൊണ്ട് പൊതിയുക. നിൽക്കുന്നയാൾക്ക് ബോധം നഷ്ടപ്പെട്ടാൽ അയാെള ആദ്യം നിവർത്തിക്കിടത്തണം. ബോധം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ തല കാൽമുട്ടുകൾക്കിടയിൽ വരത്തക്കവിധം ഇരുത്തണം. ഇറുകിയ വസ്ത്രങ്ങൾ അയച്ചിട്ട് ശുദ്ധവായു ലഭിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യണം. വെള്ളത്തിൽ വീണവരെ കരയിലെത്തിച്ചാൽ രക്ഷപ്പെട്ടവർക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകണം. നെഞ്ചിെൻറ കീഴ്ഭാഗം ഉയർത്തിപ്പിടിച്ച് നെഞ്ചിെൻറ ഭാഗങ്ങളിൽ ശക്തിയായി അമർത്തണം. പിന്നീട് വായോടുവായ് വരുന്ന രീതിയിൽ ശ്വാസോച്ഛാസം നൽകുക. വിഷം വായിലൂടെ ശരീരത്തിനകത്ത് എത്തിയാൽ ധാരാളം വെള്ളം കുടിക്കാൻ നൽകണം. വായിൽ വിരലിട്ട് ഛർദ്ദിപ്പിക്കണം. അബോധാവസ്ഥയിലാണെങ്കിൽ തല ചെരിച്ചുകിടത്തി ഉടൻ ആശുപത്രിയിലെത്തിക്കണം. തണുത്ത വെള്ളമോ ഐസോ മുറിേവറ്റ ഭാഗത്ത് വെക്കുക. ആഴം കൂടിയ മുറിവാണെങ്കിൽ രോഗാണു മുക്തമാക്കിയ തുണിയോ ടവ്വലോ ഉപയോഗിച്ച് മുറിവേറ്റ സ്ഥലത്ത് കെട്ടുക. മർമസ്ഥാനങ്ങളിൽ മർദം പ്രയോഗിക്കുക. അപകടം സംഭവിച്ച ഭാഗം അനക്കം തട്ടാതെ സൂക്ഷിക്കണം. ഒടിവു സംഭവിച്ച ഭാഗത്ത് കേമ്പാ വടിയോ ഉപയോഗിച്ച് കെട്ടുക. പൊള്ളിയ ഭാഗത്ത് വായു കടക്കാൻ അനുവദിക്കണം. തുടർന്ന് അണുമുക്തമാക്കിയ പഞ്ഞി, തുണി എന്നിവ ഉപയോഗിച്ച് പൊതിയുക. പൊള്ളലേറ്റ ഭാഗത്ത് തണുത്ത ജലം ഉപയോഗിക്കുന്നത് വേദന കുറയാൻ സഹായിക്കും. വെള്ളം കുടിക്കാൻ നൽകണം. പേസ്റ്റ് പോലുള്ളവ ഒരിക്കലും മുറിവുണ്ടെങ്കിൽ പുരട്ടാതിരിക്കുക. കാരണം ആശുപത്രിയിെലത്തിയ ശേഷം അവ നീക്കം ചെയ്യുേമ്പാൾ കൂടുതൽ വേദന തിന്നേണ്ടിവരും. പഴുപ്പ് തുടങ്ങിയവ ഉണ്ടാകാനും കാരണമാകും. ആഴത്തിൽ പൊള്ളലേറ്റാൽ ഉടൻ വൈദ്യസഹായം നൽകുക. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുേമ്പാഴോ വെള്ളം കുടിക്കുേമ്പാഴോ ആഹാരം കഴിക്കുേമ്പാഴോ മൂക്കിലോ വായിലോ കുടുങ്ങിയാൽ എല്ലാവരും തലയിൽ തട്ടുന്നത് കാണാം. എന്നാൽ അവ കൂടുതൽ അപകടമാകും ക്ഷണിച്ചുവരുത്തുക. കുനിച്ചുനിർത്തി ശരീരത്തിന് പുറത്ത് തട്ടിവേണം ഇവ നീക്കാൻ. ആഹാരവസ്തു തൊണ്ടയിൽ കുടുങ്ങിയാൽ വായ്ക്കുള്ളിൽ വിരൽ കടത്തി തടസ്സം നീക്കണം. കുട്ടികളെ മടിയിൽ കമിഴ്ത്തിക്കിടത്തി തോളിന് ശക്തിയായി അമർത്തുക. രണ്ടു കൈയും ചേർത്ത് പൊക്കിളിന് മുകളിലേക്ക് അമർത്തുക. കസേരയിൽ കുനിച്ചിരുത്തി തോളിന് നടുവിൽ അമർത്തുക. ശരീരത്തിന് പുറത്ത് ശക്തിയായി അടിക്കണം. പാമ്പുകടിയേറ്റാൽ കടിയേറ്റ വ്യക്തിയുടെ ശരീരം ഇളകാൻ അനുവദിക്കാതിരിക്കുക. ശരീരം അനങ്ങിയാൽ രക്തയോട്ടം കൂടുകയും വിഷം ശരീരത്തിെൻറ എല്ലാ ഭാഗത്തേക്കും വ്യാപിക്കുകയും ചെയ്യും. കടിയേറ്റ ഭാഗം ഹൃദയത്തിെൻറ ലെവലിൽനിന്ന് താഴ്ത്തിപ്പിടിക്കണം. കടിയേറ്റ മുറിവ് ഭാഗത്തിൽനിന്ന് ഏകദേശം അഞ്ച് ഇഞ്ച് മുകളിലായി ചരടോ കട്ടിയുള്ള നൂലോ എന്നിവ ഉപയോഗിച്ച് കെട്ടണം. കെട്ടുേമ്പാൾ അധികം മുറുക്കാതെ ഒരു വിരൽ ഗ്യാപ്പിട്ട് വേണം കെട്ടാൻ. മിന്നലേറ്റാൽ ശ്വാസം ലഭിക്കുന്നില്ലെന്ന് തോന്നിയാൽ കൃത്രിമ ശ്വാസോച്ഛാസം നൽകണം. മൂക്ക് അമർത്തിപ്പിടിച്ച് വായിലൂടെ വേണം ശ്വാസം കൊടുക്കാൻ. ശ്വാസം ഉള്ളിലേക്ക് കൊടുത്ത് നെഞ്ചിൽ അമർത്തി പുറത്തുകളയുക. രോഗി തനിയെ ശ്വാസമെടുക്കുന്നതുവരെ ചെയ്യണം. പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ഒഴുകിയെത്തുന്നത് കോടികളെന്ന് റിപ്പോര്‍ട്ട് ബിപിന്‍ റാവത്ത്, രാജ്യം കണ്ട യുദ്ധനയതന്ത്രജ്ഞന്‍ വീടുമില്ല, പിരിച്ചെടുത്ത തുകയുമില്ല ഫിറോസ് കുന്നംപറമ്പിലിനെതിരെ ഡിജിപിക്കും ഇഡിക്കും പരാതി കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ ബിപിന്‍ റാവത്തിന്റെ അകാല വിയോഗത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ പോസ്റ്റിംഗ് വിവാദത്തില്‍ രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ് തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read Also: യൂട്യൂബ് നോക്കി കാര്യങ്ങൾ മനസിലാക്കി: മലപ്പുറത്ത് പീഡനത്തിന് ഇരയായ 17 കാരി പ്രസവിച്ചു: അയൽവാസി അറസ്റ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 476, കൊല്ലം 1230, പത്തനംതിട്ട 423, ആലപ്പുഴ 371, കോട്ടയം 251, ഇടുക്കി 125, എറണാകുളം 884, തൃശൂര്‍ 987, പാലക്കാട് 450, മലപ്പുറം 277, കോഴിക്കോട് 532, വയനാട് 210, കണ്ണൂര്‍ 368, കാസര്‍ഗോഡ് 139 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,77,735) Read Also: ആറുമാസത്തിനകം 6,000 പേർക്ക് നിയമനം: തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ് · ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9445 പുതിയ രോഗികളില്‍ 7976 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2193 പേര്‍ ഒരു ഡോസ് വാക്‌സിനും 3333 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2450 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ഇറാഖില്‍ ഭീകരാക്രമണം, നിരവധി മരണം മരണസംഖ്യ ഉയരുന്നു വീണ്ടും ന്യൂനമര്‍ദ്ദം: ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു:ഞായറാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ ബിപിൻ റാവത്തിന്റെ വിയോഗം: അനുശോചനം രേഖപ്പെടുത്തി ഒമാൻ ബസ്രയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് ഒഴുകിയെത്തുന്നത് കോടികളെന്ന് റിപ്പോര്‍ട്ട് ബിപിന്‍ റാവത്ത്, രാജ്യം കണ്ട യുദ്ധനയതന്ത്രജ്ഞന്‍ വീടുമില്ല, പിരിച്ചെടുത്ത തുകയുമില്ല ഫിറോസ് കുന്നംപറമ്പിലിനെതിരെ ഡിജിപിക്കും ഇഡിക്കും പരാതി കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ ബിപിന്‍ റാവത്തിന്റെ അകാല വിയോഗത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ വിരാട് കോഹ്ലിയുടെ ഫോട്ടോ പോസ്റ്റിംഗ് വിവാദത്തില്‍ ആല്‍ബെര്‍ട്ടയില്‍ വാക്‌സിന്‍ റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ സുരക്ഷ വീഴ്ച കണ്ടെത്തിയതായി ഗവണ്മെന്റ് ന്യൂസ് റിലീസിൽ അറിയിച്ചു വാക്‌സിന്‍ റെക്കോര്‍ഡ്‌സ് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ തെറ്റായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് 12 പേർ ആൽബെർട്ട ഹെൽത്ത് റെക്കോർഡ് സപ്പോർട്ട് ഡെസ്കിന് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ വെബ്‌സൈറ്റ് ഷട്ട് ഡൗണ്‍ ചെയ്തിരുന്നു. സാങ്കേതിക പ്രശ്‌നത്തിന്റെ കാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഗവൺമെൻറ് അറിയിച്ചു. പേര്, ജനനത്തീയതി, കോവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ എന്നിവയാണ് റെക്കോര്‍ഡില്‍ ലഭ്യമാകുന്നതെന്നും മറ്റു വ്യക്തിഗത വിവരങ്ങൾ വാക്‌സിൻ റെക്കോർഡുമായി ബന്ധപ്പെടുത്തിയിട്ടില്ല എന്നും ഗവൺമെൻറ് അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വത്തിക്കാനിലെ എല്ലാ വാഹനങ്ങളും വൈദ്യുതി വാഹനങ്ങളായി മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന റോബെര്‍ട്ടോ മിഗ്നുച്ചി അറിയിച്ചു. വൈദ്യുതി വാഹനങ്ങള്‍ നല്‍കാന്‍ കഴിയുന്ന വാഹന നിര്‍മ്മാതാക്കളുമായി ഇതിനായി ബന്ധപ്പെട്ടുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 109 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിലെ വാഹനങ്ങള്‍ ഒരു വര്‍ഷം ശരാശരി ഓടുന്നത് നാലായിരം മൈല്‍ മാത്രമാണ്. അതുകൊണ്ട് വൈദ്യുതി വാഹനങ്ങള്‍ കൊണ്ട് ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തോടു ഫ്രാന്‍സിസ് മാര്‍പാപ്പ പുലര്‍ത്തുന്ന പ്രത്യേക താത്പര്യം മുന്‍നിറുത്തി നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവിധ വൈദ്യുത വാഹനങ്ങള്‍ പാപ്പായ്ക്കു സമ്മാനിച്ചിരുന്നു. സരോര്‍ജവും വത്തിക്കാനില്‍ ഉപയോഗിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയാത്രക്ക് ഫലമുണ്ടായില്ല; കെപിസിസി പുനഃസംഘടനയുമായി സുധാകരനും കൂട്ടരും Janayugom Online Home Opinion Editorial കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയാത്രക്ക് ഫലമുണ്ടായില്ല; കെപിസിസി പുനഃസംഘടനയുമായി സുധാകരനും കൂട്ടരും കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ഉമ്മൻ ചാണ്ടി കോണ്‍ഗ്രസ് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളെ പരിഗണിക്കാതെ ഏകപക്ഷീയമായിട്ടാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പോകുന്നതെന്നും സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും സോണിയയോട് ഉമ്മൻചാണ്ടി അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുനഃസംഘടന തടയേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കമാന്റ് അറിയിച്ചത്. അതേസമയം മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിൽ എടുത്തുകൊണ്ടാകണം നിയമനം എന്ന് കെപിസിസി നേതൃത്വത്തോട് നിർദ്ദേശിക്കുകയും ചെയ്തു. ഹൈക്കമാന്റ് ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയിട്ടും പുനഃസംഘടനയ്ക്കെതിരായ കടുത്ത നിലപാടിൽ തുടരുകയാണ് ഗ്രൂപ്പ് നേതാക്കൾ. സംഘടന തെരഞ്ഞെടുപ്പിനായുള്ള അംഗത്വം വിതരണം പൂർത്തിയാക്കുന്നതിന് മാർച്ച് 31 വരെ പുനഃസംഘട നടത്തുന്നതിൽ തടസമില്ലെന്നാണ് എഐസിസി കഴി‍ഞ്ഞ ദിവസം ഗ്രൂപ്പുകളോട് നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തിൽ കോൺഗ്രസിൽ പ്രഖ്യാപിച്ച സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തിൽ സമവായമാകാനും സാധ്യതയേറുകയാണ്. ഇതോടെ കെ സുധാകരൻ വീണ്ടും കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത കൂടി. ഹൈക്കമാന്റിന്റെ നിർദ്ദേശം അവഗണിച്ച് ഗ്രുപ്പുകളും മത്സരത്തിന് ഇറങ്ങാനുള്ള സാധ്യത കുറവാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കും. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെ കൊണ്ടു പോകില്ല. സമാവായ പ്രസിഡന്റിനെ വീണ്ടും ഹൈക്കമാണ്ട് പ്രഖ്യാപിക്കും. അതായത് ഇപ്പോഴത്തെ ടീം തന്നെ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തിലെ കോൺഗ്രസിനെ നയിക്കും. തെരഞ്ഞെടുപ്പ് നടത്തിയാൽ സംഘടന പിടിക്കാനാണ് ഐ, എ ഗ്രൂപ്പുകളുടെ തീരുമാനം. കെപിസിസി നേതൃത്വം പ്രഖ്യാപിച്ച പാർട്ടി പുനഃസംഘടനയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയിട്ടുണ്ട്. അടുത്ത മാർച്ച് 12 വരെയാണ് മെമ്പർഷിപ്പ് കാമ്പയിന് സമയം അനുവദിച്ചിരിക്കുന്നത്. അതുവരെ പാർട്ടിയിൽ പുനഃസംഘടന നടത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്നത്. ഇതു തന്നെ തെരഞ്ഞെടുപ്പിന് ശേഷവും സമവായം എത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. ഇപ്പോൾ പുനഃസംഘടനയിലൂടെ എത്തുന്നവരെ സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരിൽ മാറ്റുന്നതിലെ ധാർമികതയാകും സമവായത്തിന് വേണ്ടി ചർച്ചായാക്കുക. ഗ്രൂപ്പ് സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഗ്രൂപ്പുകൾക്ക് തിരിച്ചടിച്ച നേരിട്ട സാഹചര്യത്തിൽ പുനഃസംഘടന വേഗത്തിലാക്കാനുള്ള ചർച്ചകൾ ഔദ്യോഗിക പക്ഷം ശക്തമാക്കിയിട്ടുണ്ട്. കെപിസിസി പുനഃസംഘടനയോടൊപ്പം ഡിസിസി പുനഃസംഘടനയും പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ ഗ്രൂപ്പു നേതാക്കളുടെ എതിർപ്പിനെ മറികടന്ന് പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. പുനഃസംഘടനയുടെ ഭാഗമായി അടുത്തയാഴ്ച പുതിയ കെപിസിസി. സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറിമാരുടെ എണ്ണം കുറച്ചതുപോലെ സെക്രട്ടറിമാരുടെ എണ്ണം 25‑ൽ നിർത്താണ് കെപിസിസി.യുടെ തീരുമാനം. സമ്മർദമേറിയാൽ എണ്ണം 40 വരെ ആയി ഉയർത്തിയേക്കും. പുനഃസംഘടനയോടുള്ള എതിർപ്പിന്റെ ഭാഗമായി സെക്രട്ടറിമാരുടെ പേര് നിർദേശിക്കില്ലെന്നാണ് എ ഐ ഗ്രുപ്പുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സുധാകരനോട് അടുത്തു നിൽക്കുന്നവർ തന്നെ സെക്രട്ടറിമാരായി വരും. സംഘടന പ്രവർത്തനങ്ങളിൽ കെപിസിസി ജനറൽ സെക്രട്ടറിമാരെ സഹായിക്കുന്നവരായിരിക്കും ഇവർ. എന്നാൽ ഈ നേതാക്കൾ നിർവ്വാഹക സമിതിയുടെ ഭാഗമല്ല. അതിനിടെ പുനഃസംഘടനയുമായി മുന്നോട്ട് പോകാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിൽ ശക്തമായ എതിർപ്പുമായി തുടരുകയാണ് ഗ്രൂപ്പുകൾ. പുനഃസംഘടന പൂർത്തിയാക്കിയാൽ കാര്യങ്ങൾ കൈവിടുമെന്ന ഭയമാണ് നേതാക്കൾക്കുള്ളത്. നേരത്തേ തന്നെ കെപിസിസി ജനറൽ സെക്രട്ടറിമാരേയും ഡിസിസി അധ്യക്ഷൻമാരേയും ഗ്രൂപ്പ് അതീതമായി കണ്ടെത്തിയതോടെ തന്നെ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുയർത്തിയിരന്നു. ഡിസിസി അധ്യക്ഷ നിയമനത്തിൽ ഏകപക്ഷീയമായ നിയമനങ്ങളാണ് പുതിയ നേതൃത്വം നടത്തിയതെന്ന് ആരോപിച്ച പിന്നാലെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതോടെ കെപിസിസി പുനഃസംഘടനയിൽ നേതാക്കളുടെ അഭിപ്രായം തേടിയെങ്കിലും അവസാന നിമിഷം പേരുകൾ പലതും അട്ടിമറിക്കപ്പെട്ടു. അതേസമയം മുന്നോട്ടുള്ള നിയമനങ്ങളും പൂർത്തിയാകുന്നതോടെ പാർട്ടി പൂർണമായും ഔദ്യോഗിക പക്ഷത്തിന്റെ കൈപ്പിടിയിലാകുുമെന്ന ഭയമാണ് ഗ്രൂപ്പിനുള്ളത്.ഡിസിസി പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഗ്രൂപ്പുകൾ നിർദേശിച്ച പേരുകളിൽനിന്നു സെക്രട്ടറിമാരെ നിയമിക്കാനാണ് കെപിസിസിയുടെ തീരുമാനം. കെപിസിസി. സെക്രട്ടറിമാരുടെ നിയമനത്തിന് പിന്നാലെ ഡിസിസി ഭാരവഹികളെയും നിയോജക മണ്ഡലം, ബ്ലോക്ക്, വാർഡ് ഭാരവാഹികളെയും പ്രഖ്യപിക്കും. ഫെബ്രുവരിയോടെ പുനഃസംഘടന പുർത്തീകരിക്കും. സംഘടന തിരഞ്ഞെടുപ്പ് സമയത്ത് സമവായത്തിന്റെ പേര് പറഞ്ഞത് നിലവിലെ നേതൃത്വം തുടരാനുള്ള സാധ്യതയാണ് ഗ്രൂപ്പുകളുടെ വലിയൊരു ആശങ്ക. ഇത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ എതിർപ്പുകൾ ഗ്രൂപ്പ് നേതാക്കൾ കടുപ്പിച്ചിരിക്കുന്നത്. അതിനിടെ സംഘടനതിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും പുതിയ നേതൃത്വത്തിന് മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. ഗ്രൂപ്പുകള്‍ സജീവമാക്കാന്‍ നേതാക്കള്‍ ഇതിനോടകം തന്നെ നിർദ്ദേശം നൽകി കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ഐ ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ ആയത്. ശബരിമല തീര്‍ത്ഥാടനം; സുഗമമാക്കന്‍ സര്‍ക്കാരും, ദേവസ്വം ബോര്‍ഡും കലാപഭൂമിയാക്കാന്‍ അണിയറയില്‍ ഗൂഢനീക്കം രണ്ട് തെരഞ്ഞെടുപ്പുകളും അവ നൽകുന്ന പാഠങ്ങളും ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് ഹവ്വ ഹോംകിറ്റ് അനുയോജ്യമായ ഉപകരണങ്ങൾ മൂടുശീലകളും വീട്ടുപകരണങ്ങളും നിർമ്മിക്കുന്ന കൊളിസ് എന്ന കമ്പനിയുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ വർക്ക് ടീമിന്റെ ഫലം, നിങ്ങൾക്ക് imagine ഹിക്കാവുന്നതുപോലെ, സ്മാർട്ട് ഉപകരണങ്ങളുടെ ഒരു വരിയിലേക്ക് വിവർത്തനം ചെയ്യും മോഷൻബ്ലൈൻഡ് ശ്രേണി. ഈ ഉൽ‌പ്പന്നങ്ങൾ‌ ഹോം‌കിറ്റ് അനുയോജ്യമായ വയർ‌ലെസ് മോട്ടോറുകൾ‌, റോളർ‌ ഷേഡുകൾ‌, വെനീഷ്യൻ‌ ബ്ലൈൻ‌ഡുകൾ‌, പരമ്പരാഗത ഷേഡുകൾ‌ എന്നിവയ്‌ക്കായുള്ള ത്രെഡ് പ്രോട്ടോക്കോൾ‌ എന്നിവ ഉപയോഗിച്ച് ശക്തമായി ആരംഭിക്കാൻ‌ കഴിയുമെന്ന് തോന്നുന്നു. കൂളിസ് ഹോംകിറ്റ് സാങ്കേതികവിദ്യയും ജർമ്മൻ കമ്പനിയായ ഈവ് സിസ്റ്റവും ഉള്ള ഈ പുതിയ ശ്രേണി മോട്ടോറുകളെ ഇത് വെബ്‌സൈറ്റിൽ കാണിക്കുന്നു. ഷേഡുകൾ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സജ്ജീകരണത്തിനായി ജമ്പറുകളൊന്നും ആവശ്യമില്ലെന്ന് ഈവ് സിഇഒ ജെറോം ഗാക്കെൽ വിശദീകരിച്ചു. അവ ഹോംകിറ്റിലേക്ക് നേരിട്ട് ചേർക്കും, എവിടെ നിന്നും നിയന്ത്രിക്കാനുമാകും. ഈ പുതിയ ഷേഡുകൾ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കുന്നു, സജ്ജീകരണത്തിന് ഗേറ്റ്‌വേയോ ബ്രിഡ്ജോ ആവശ്യമില്ല. ഉൽ‌പ്പന്നത്തിൽ‌ ചേർ‌ത്തിട്ടുള്ള QR കോഡ് സ്കാൻ‌ ചെയ്യേണ്ടത് മാത്രമേ ആവശ്യമുള്ളൂ, അതിനാൽ‌ തിരശ്ശീലകൾ‌ സ്വപ്രേരിതമായും സുരക്ഷിതമായും ക്രമീകരിക്കപ്പെടും. ഈ കോൺഫിഗറേഷൻ അപ്ലിക്കേഷനിലൂടെയാണ് ചെയ്യുന്നത്, അതിൽ നിന്ന് അല്ലെങ്കിൽ ശബ്‌ദം വഴി നേരിട്ട് നിയന്ത്രിക്കാൻ കഴിയും. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ, എല്ലാം പോകാൻ തയ്യാറാകും. ഞങ്ങളുടെ വീട്ടിൽ ഈ തരത്തിലുള്ള മൂടുശീലങ്ങളോ അനുബന്ധ ഉപകരണങ്ങളോ ലഭ്യമായിരിക്കുന്നത് ഏതെങ്കിലും ഹോം ഓട്ടോമേഷൻ ഉൽ‌പ്പന്നമില്ലാത്തവർക്ക് വിഡ് like ിത്തമാണെന്ന് തോന്നാം. എന്നാൽ തുറക്കുന്നതിനും അടയ്ക്കുന്നതിനും ലൈറ്റ് ഓണാക്കുന്നതിനും എവിടെനിന്നും ഒരു പ്ലഗ് ഉപയോഗിച്ച് ഒരു ഉപകരണം സജീവമാക്കുന്നതിനും ഓട്ടോമേഷനുകൾ സൃഷ്ടിക്കുക ഇത് വീടിന്റെ സുരക്ഷയ്‌ക്ക് പോലും രസകരമായിരിക്കും. നിങ്ങൾ ഈ ലോകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ, ഹോംകിറ്റിന് അനുയോജ്യമായ കൂടുതൽ ആക്‌സസറികൾ തിരയുന്നത് നിർത്താൻ പ്രയാസമാണ്. മോഷൻബ്ലിൻഡ്സ് ബ്രാൻഡിന് കീഴിലുള്ള ഈ ഉൽപ്പന്നങ്ങൾ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ date ദ്യോഗിക തീയതി സൂചിപ്പിക്കാതെ. യഥാർത്ഥത്തിൽ അതിന്റെ സാധ്യമായ വിലയെക്കുറിച്ചും വിൽപ്പനയ്‌ക്കെത്തുന്ന മോഡലുകളെക്കുറിച്ചും വിശദാംശങ്ങളൊന്നുമില്ല. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ഞാൻ മാക്കിൽ നിന്നാണ് » ആപ്പിൾ » ഞങ്ങളെ കുറിച്ച് » ഹവ്വയ്ക്കും കൂലിസിനും ഉടൻ തന്നെ അവരുടെ ഹോംകിറ്റ് അനുയോജ്യമായ ഷേഡുകൾ ലഭിക്കും നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. ഓഡിബിൾ ഉപയോഗിച്ച് 3 മാസത്തേക്ക് സ audio ജന്യ ഓഡിയോബുക്കുകളും പോഡ്കാസ്റ്റുകളും AWS- ൽ ആമസോൺ മാകോസ് ബിഗ് സർ പിന്തുണ പ്രഖ്യാപിച്ചു ആപ്പിളിലെയും മാക്കിലെയും ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു.ഹൈത്തം ബിന്‍ താരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍ – Pravasa Lokam ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു.ഹൈത്തം ബിന്‍ താരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍ – Pravasa Lokam 2:19 pm വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 1:50 pm നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 9:08 pm കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു. 8:14 pm ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു.ഹൈത്തം ബിന്‍ താരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍ മസ്‌കത്ത്: അരനൂറ്റാണ്ട്കാലം ഒമാന്‍ ജനതയുടെയും രാജ്യത്തിന്റെയും കാവല്‍ ഏറ്റെടുത്ത് ആധുനിക ഒമാന്റെ ശില്‍പ്പിയായി മാറിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സര്‍ക്കാര്‍ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 79 വയസ്സായിരുന്നു. വാര്‍ത്ത പുറത്തുവിട്ട ഒമാന്‍ ന്യൂസ് ഏജന്‍സി മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2014മുതല്‍ അര്‍ബുദത്തിന് യൂറോപ്പില്‍ ചികിത്സയിലാണ് അദ്ദേഹം. കുറച്ചുകാലമായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന ഖാബൂസ് ഡിസംബറിലാണ് ഒമാനില്‍ തിരിച്ചെത്തിയത്. ആധുനിക ഒമാന്റെ ശില്‍പ്പി ആയാണ് സുല്‍ത്താന്‍ ഖാബൂസ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു ഗള്‍ഫ് രാഷ്ട്രത്തില്‍ ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. ദാരിദ്യത്തില്‍ നിന്ന് ഒമാന്‍ ജനതയെ കൈപിടിച്ചുയര്‍ത്തിയ അദ്ദേഹം രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23-നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. 29-ാാം വയസ്സിലായിരുന്നു അധികാര ആരോഹണം. അവിവാഹിതനാണ്. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി. വിഭാഗീയത, രാഷ്ട്രീയ വിയോജിപ്പുകള്‍, വൈദേശിക ഇടപെടല്‍ തുടങ്ങിയവ കൊണ്ട് കലുഷമായ മദ്ധ്യേക്ഷ്യയില്‍ ഈ മൃദുഭാഷിയായ സുല്‍ത്താന്‍ ഖാബൂസ് മറ്റു ഭരണാധികാരികളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. വിദേശനയത്തില്‍ ഒരിടത്തും ചായ്വു കാണിക്കാതിരുന്ന ഖാബൂസ്, ഇറാന്‍, ഇസ്രയേല്‍, യു.എസ്, സൗദി അറേബ്യ, ഇന്ത്യ എന്നിവരുമായി എല്ലാം മികച്ച ബന്ധം പുലര്‍ത്തിപ്പോന്നു. മക്കളില്ലാത്തു കൊണ്ട് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഭരണാധികാരിയെ ഔമാന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പ്രകാരം സ്വീകരിക്കും. രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുല്‍ത്താല്‍ മരിച്ചാല്‍ കുടുംബ കൗണ്‍സില്‍ ചേര്‍ന്ന അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് അടുത്ത ഒമാന്‍ സുല്‍ത്താനാകും. അല്‍ജസിറായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിലവില്‍ പൈതൃക സാംസ്‌കാരിക മന്ത്രിയായ ഹൈതം ബിന്‍ താരിഖ് പുതിയ സുല്‍ത്താനായി സത്യപ്രതിജ്ഞ ചെയ്തതായും സൂചനയുണ്ട്. ഓക്സ്ഫേര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടി ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദേശകാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1990ന്റെ മദ്ധ്യത്തിലാണ് പൈതൃക സാംസ്‌കാരിക മന്ത്രിയായത്. ആധുനിക ഒമാന്റെ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് അന്തരിച്ചതോടെയാണ് പുതിയ സുല്‍ത്താനെ തെരഞ്ഞെടുത്തത്. വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന ഇപ്പോൾ നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം മുമ്പ് തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം ചെ ചെറിയ തിരുത്ത്. പാലക്കാട്ട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച; ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടമായി Kerala Speaks പാലക്കാട്ട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച; ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടമായി പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മരുതറോഡ് കോ ഓപ്പറേറ്റില്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ സ്ട്രോംഗ് റൂമിന്‍്റെ അഴികള്‍ മുറിച്ച്‌ മാറ്റുകയായിരുന്നു. ബാങ്കില്‍ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതില്‍ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയതായിരുന്നു. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്. ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവര്‍ച്ചക്കാര്‍ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleടോക്കിയോ ഒളിമ്പിക്സ് ഭവാനി ദേവിക്ക് ഫെന്‍സിങില്‍ വിജയത്തുടക്കം; എതിരാളിയെ മുട്ടുകുത്തിച്ചത് ആറു മിനിറ്റിൽ Next articleസിബിഎസ്ഇ സിലബസ് 30 ശതമാനം കുറച്ചു: കുറവ് വരുത്തിയത് 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ്. Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം ഡിസൈനറും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് രാമകൃഷ്ണന്‍ … മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്… പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ… AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് സുവോളജി ലാബിന്റെ ഇരുണ്ട ഇടനാഴിയിൽ നിന്നാണ്‌ ഗൗതമൻ ഭാഗ്യലക്ഷ്‌മിയെ ശേഖരിച്ചത്‌. അതൊരു നട്ടുച്ചയ്‌ക്കായിരുന്നു. മാനത്ത്‌ മഴമേഘങ്ങൾ കനത്തു വിങ്ങി മൂടിക്കെട്ടിയ നട്ടുച്ച. മഴക്കാറു കാണുമ്പോൾ ഗൗതമൻ ആകെ അസ്വസ്ഥനാകുമെന്ന്‌, ഭാഗ്യലക്ഷ്‌മി എങ്ങനെ അറിയാൻ…. റെക്കോഡു സൈൻ ചെയ്യിച്ച്‌ കൂട്ടുകാരിയോടൊപ്പം നടന്നെത്തിയ കോളേജ്‌ സുന്ദരി ഭാഗ്യലക്ഷ്‌മി ഗൗതമനെ കണ്ട്‌ പുഞ്ചിരിച്ചത്‌ അയാളറിഞ്ഞില്ല. കൂട്ടുകാരി അവളുടെ കാതിൽ ഗൗതമനെക്കുറിച്ച്‌ ഏതോ തമാശ പറഞ്ഞു. സ്വതവേ കിലുക്കാംപെട്ടിയും സൗന്ദര്യദേവതയെന്ന്‌ അഹങ്കരിക്കുകയും ചെയ്‌തിരുന്ന ഭാഗ്യലക്ഷ്‌മി പരിസരം മറന്ന്‌ ഉറക്കെയങ്ങ്‌ ചിരിച്ചു. ഗൗതമൻ അപ്പോഴാണവളെ കണ്ടത്‌. ഗൗതമന്‌ ഒരു വെളിപാടുണ്ടായി. ഭാഗ്യലക്ഷ്‌മി വൈകാതെ കരഞ്ഞേക്കുമെന്ന്‌ ഗൗതമന്‌ തോന്നി. അതവളോട്‌ അപ്പോൾത്തന്നെ പറയണമെന്ന്‌ അവന്‌ ഒരുൾപ്രേരണ. അതിന്റെ ശക്തിയിൽ അവനവളോട്‌ പറഞ്ഞത്‌ പക്ഷേ, ഇങ്ങനെയായിപ്പോയി. “കുട്ടിയിങ്ങനെ ചിരിയ്‌ക്കരുത്‌. നിന്റെ മുഖത്തിന്‌ ചിരി ചേരില്ല. കരച്ചിലാണു നിനക്ക്‌ യോജിക്കുക.” “റബ്ബിഷ്‌” അവൾ മുഖമടച്ചാട്ടി. കൂട്ടത്തിൽ അമ്മയ്‌ക്ക്‌ കൂട്ടി ഒരു തെറി വിളിച്ചുവെന്നും കോളേജിൽ ഒരു ശ്രുതി പരന്നു. പക്ഷേ ആ നിമിഷം ഗൗതമൻ പുതിയ ചില അറിവുകൾ കൊണ്ട്‌ നിറയുകയായിരുന്നു. ഭാഗ്യലക്ഷ്‌മിയുടെ അമ്മയ്‌ക്ക്‌ എന്തോ അത്യാഹിതം സംഭവിച്ചതായി അയാൾ പകൽക്കിനാവ്‌ കണ്ടു. അവൾ നിർത്താതെ കരയുന്നതും. അതുപക്ഷേ അവളോടയാൾ പറഞ്ഞില്ല. അതിനിട കൊടുക്കാതെ ഗർവ്വോടെ ഭാഗ്യലക്ഷ്‌മി ഇടനാഴിയിൽ നിന്നും പുറത്തു കടന്നിരുന്നു. അത്‌ ഒരു തുടക്കം മാത്രമായി. പിന്നീടങ്ങോട്ട്‌ ഇടനാഴിയിലെ ഇരുട്ടിൽനിന്നും സംഭവങ്ങൾ ഈയലുകളെപ്പോലെ പിറവിയെടുക്കാൻ തുടങ്ങി. ഭാഗ്യലക്ഷ്‌മി ഗൗതമന്റെ മുന്നിൽ നിന്ന്‌ കരയുന്നത്‌ കണ്ട്‌ സഹപാഠികൾ അമ്പരന്നു. ഏറ്റവും വലിയ അമ്പരപ്പിന്റെ ‘തുഞ്ച’ത്തായിരുന്നു ഗൗതമന്റെ ഹൃദയം. ഭാഗ്യലക്ഷ്‌മിയുടെ അമ്മ ഒരു കാറപകടത്തിൽ മരിച്ചുവത്രേ. കറുത്ത നിരത്തിൽ ഭാഗ്യലക്ഷ്‌മിയുടെ അമ്മയുടെ ചുവപ്പ്‌ രക്താണുക്കൾ കരിഞ്ഞു ചത്തു. ഗൗതമനെ ചീത്ത വിളിച്ചതിന്‌ ഈശ്വരൻ കൊടുത്ത ശിക്ഷയായി അവളതിനെ വ്യാഖ്യാനിച്ചപ്പോൾ ഗൗതമന്റെയുളളിൽ ഒരു കവിത ഉറവ പൊട്ടി. തുടർന്നയാൾ എപ്പോഴോ അറിയാതെ എഴുതിപ്പോയി. എഴുതിയതൊക്കെ പകർത്തിയതും പത്രമാസികകൾക്ക്‌ അയച്ചതും ഭാഗ്യലക്ഷ്‌മിയാണ്‌. ഗൗതമന്റെ വാടകമുറിയുടെ വാതിലുകൾ ചോദിക്കാതെ തുറക്കാൻ ധൈര്യപ്പെട്ട ഏക പെൺകുട്ടിയായി മാറി ഭാഗ്യലക്ഷ്‌മി. ഒരു നാൾ വാതിൽ തളളിത്തുറന്ന്‌ കടന്നുവന്ന ഭാഗ്യലക്ഷ്‌മിക്ക്‌ ഗൗതമൻ തന്റെ പോക്കറ്റിൽ നിന്നും സ്വർണ്ണക്കടലാസിൽ പൊതിഞ്ഞ മിഠായികൾ കൊടുത്തു. ചിന്തകളുടെ ഭാരം താങ്ങാനാവാതെ വരുമ്പോൾ ആരും കാണാതെ ഓരോ മിഠായി തിന്നുന്നത്‌ ഒരു ശീലമാക്കിയിരുന്നു ഗൗതമൻ. വീണ്ടും വീണ്ടുമവൾ ചോദ്യമാവർത്തിച്ചപ്പോൾ ഗൗതമൻ പറഞ്ഞത്‌ ഇന്നെനിക്കേറ്റവും വേണ്ടപ്പെട്ട ഒരാളുടെ ജന്മദിനമാണെന്നായിരുന്നു. അതുകേട്ട്‌ ഭാഗ്യലക്ഷ്‌മിയുടെ വലിയ കണ്ണുകൾ കൂടുതൽ വിടർന്നു. മൂക്കിൻ തുമ്പത്തെ വിയർപ്പു കണങ്ങൾ തിളങ്ങി. അവൾ ഗൗതമനെ കെട്ടിപ്പിടിച്ച്‌ ആഞ്ഞു ചുംബിച്ചു. ജീവിതത്തിലാദ്യമായി ഒരു പെൺകുട്ടിയുടെ മാന്ത്രികസ്പർശമേറ്റ്‌ ഗൗതമൻ ഒരു ബോധിവൃക്ഷത്തെപ്പോലെ വാടകമുറിയിലാകെ നിറഞ്ഞു വളർന്നു. അയാളവളെ ആർത്തിയോടെ കോരിയെടുത്തു പുണർന്നു. ബോധിവൃക്ഷശാഖകളിൽ വിസ്‌മയത്തിന്റെ പൂക്കൾ വിടർന്നു. ഒടുവിൽ മുജ്ജന്മബന്ധത്തിന്റെ തുടർച്ചയാണീ തിരിച്ചറിവുകൾ എന്ന്‌ അവൾ തന്നെ തീർച്ചയോടെ കണ്ടെത്തി. പരഹൃദയജ്ഞാനത്തിന്റെ ആകസ്മികതയിൽ സ്വയം നടുങ്ങാറുളള ഗൗതമനും അത്‌ വിശ്വസിച്ചു തുടങ്ങി. പിന്നീടെന്നും നട്ടുച്ച നേരങ്ങളിൽ വാടകമുറിയ്‌ക്കകത്ത്‌ ബോധിവൃക്ഷങ്ങളുടെ ഗൗതമവനം തിങ്ങിവളരാൻ തുടങ്ങി. ക്ലാസ്സ്‌ കട്ടുചെയ്‌ത്‌ ഭാഗ്യലക്ഷ്‌മി ആ വനത്തിൽ തപസ്സാരംഭിച്ചു. പുറത്ത്‌ ഉച്ചവെയിലിൽ മൃഗതൃഷ്‌ണകൾ കാടിനെ എരിക്കുന്ന അഗ്നിജ്വാലകളായ്‌ ഉയർന്നു കൊണ്ടിരുന്നു. നട്ടുച്ചകൾ സർപ്പഗന്ധമേറ്റ്‌ ത്രസിച്ചു. ക്യാമ്പസിൽ ഗൗതമബുദ്ധന്റെ കഥ അങ്ങനെ പുതിയൊരു പാഠാവലിയായി. ഫൈനൽ എക്സാം കഴിഞ്ഞു പുറത്തിറങ്ങുംമുമ്പേ ഗൗതമന്റെ കവിതാസമാഹാരങ്ങൾ പുറത്തിറങ്ങി. അവയിൽ പലതും അയാൾ സമർപ്പിച്ചിരുന്നത്‌; ഭാഗ്യലക്ഷ്‌മിയുടെ കവിത പകർത്തിയ നേർത്ത വിരലുകൾക്കും നട്ടുച്ചകളിൽ വാടകമുറിയിൽ പൂത്ത വിസ്‌മയപുഷ്പങ്ങളുടെ സർപ്പഗന്ധത്തിനുമായിരുന്നു. ധാരാളം വിറ്റുപോയ കവിതകൾ ഗൗതമനെ പഠനം കഴിഞ്ഞിറങ്ങും മുമ്പേ ധനവാനാക്കിത്തുടങ്ങി. അമ്മയ്‌ക്ക്‌ വസ്‌ത്രങ്ങളും കരിമണി മുത്തുപാകിയ സ്വർണ്ണമാലയും വാങ്ങി അയച്ചപ്പോൾ ഭാഗ്യലക്ഷ്‌മിക്ക്‌ ഒരു പൊൻമോതിരം കൂടി വാങ്ങാൻ ഗൗതമൻ മറന്നില്ല. അതുമായി അവളെ കാത്തു നിന്ന്‌ ഗൗതമൻ നിരാശനായി. അന്നവൾ കോളേജിലെത്തിയില്ല. പിറ്റേന്നും വന്നില്ല. പിറ്റേന്നും…. പിന്നീടൊരിക്കലും. ഭാഗ്യലക്ഷ്‌മി എഴുതിയകറ്റിയ കവിതയായിപ്പോയെന്നറിഞ്ഞ്‌ ഗൗതമൻ പരീക്ഷയെഴുതാൻ പോലും മറന്ന്‌ അവളെത്തേടിയലഞ്ഞു. ബോധിവൃക്ഷച്ചില്ലകളിൽ വന്നിരുന്ന പ്രതീക്ഷകളുടെ പക്ഷികൾ മടുപ്പോടെ നിർത്താതെ സ്വയം പ്രാകി. പരീക്ഷ വന്നതും കോളേജടച്ചതും ഗൗതമനറിഞ്ഞില്ല. ഭാഗ്യലക്ഷ്‌മിയും അച്ഛനും വീടു മാറിപ്പോയെന്നറിഞ്ഞ്‌ അയാൾ അവരെത്തേടി ലക്ഷ്യമില്ലാതെ അലയുകയായിരുന്നു. ഒരിടത്തും അവളെ കണ്ടില്ല. അലച്ചിലിനൊടുവിൽ പ്രാകൃതനായി ഗൗതമൻ വീട്ടിൽ തിരിച്ചെത്തി. അമ്മയുടെ കണ്ണീരിൽ കുളിച്ച്‌ വൃത്തിയായി; അമ്മയുടെ മടിയിൽത്തന്നെ കിടന്ന്‌ മൂന്നുനാലു ദിവസം തുടർച്ചയായി അയാൾ ഉറങ്ങി. ഉണർന്നെണീറ്റപ്പോൾ കാരണങ്ങളില്ലാതെ ദേഷ്യപ്പെടാനും ഒറ്റയ്‌ക്കിരുന്ന്‌ കരയാനും പഠിച്ചു. ഗൗതമൻ മനോവിഭ്രാന്തികളുടെ വേലിയേറ്റങ്ങളിലാറാടി. അമ്മ അയലത്തെ പെൺകുട്ടിയോടും അവളുടെ അമ്മയോടും ഗൗതമനെക്കുറിച്ച്‌ പറഞ്ഞ്‌ കരഞ്ഞു. അവൾ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ കൂടെ കരഞ്ഞു. സർപ്പക്കാവിൽ തിരിവച്ച്‌ നിത്യവും ആ പെൺകുട്ടി ഗൗതമന്‌ വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി. നാഗലോകത്ത്‌ അവളുടെ എണ്ണമറ്റ പ്രാർത്ഥനകൾ ചിതൽപ്പുറ്റുപോലെ മുളച്ചു പൊന്താൻ തുടങ്ങി. വിലാസംഃ ശ്രീമൂലനഗരം പൊന്നൻ ശ്രീമൂലനഗരം പി.ഒ. പിൻ 683 580 പ്രശസ്ത നാടകക്യത്തും സംവിധായകനുമായ ശ്രീമൂലനഗരം വിജയന്റെ മകനാണ്‌ Address: Phone: 9847724618 മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക് പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ പാര്‍ട്ടിയുടെ പേരും അടയാളവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും, ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റിലും മത്സരിക്കുമെന്നും അമരീന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടിയിലെത്തിച്ചേരുമെന്ന് അമരീന്ദര്‍ വ്യക്തമാക്കി. സഖ്യ രൂപീകരണം സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി നാളെ ചര്‍ച്ച നടത്തുമെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. നവജ്യോത് സിങ് സിദ്ദു ഏത് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചാലും അവിടെ തന്റെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിങ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തിയിരുന്നു. പഞ്ചാബില്‍ ബി.ജെ.പിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ ഉപാധിയും മുന്നോട്ട് വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു വാഗ്ദാനം. നവംബറോടെ കര്‍ഷക സമരത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നാണ് അമരീന്ദറിന്റെ അടുത്ത വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ, ഹൈക്കമാന്‍ഡുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ടത്. ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ദേശീയ അവാര്‍ഡ് ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് അന്തരിച്ചു, ട്രാന്‍സ് കഥാപാത്രത്തിലൂടെ മികച്ച നടന്‍; ഞെട്ടലില്‍ കന്നഡസിനിമാലോകം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ സഞ്ചാരി വിജയ് (38) അന്തരിച്ചു ഇന്നലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്നാണ് മരണം. അടിയന്തിര മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയിട്ടും വിജയ്‌യെ രക്ഷിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. 2015ല്‍ 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലെ ട്രാന്‍സ്ജണ്ടര്‍ കഥാപാത്രത്തിനാണ് വിജയ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് അപകടം ഉണ്ടായത്. സുഹൃത്ത് നവീനുമൊത്ത് ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിജയ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തെറിച്ചുവീഴുകയായിരുന്നു. വിജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നവീന്റെ കാലിന് ഒടിവുണ്ടായി. മരുന്ന് വാങ്ങാനാണ് ഇരുവരും ബൈക്കില്‍ രാത്രി യാത്ര ചെയ്തത്. കന്നഡ സിനിമാ ലോകത്ത് നിന്ന് പുനീത് രാജ്കുമാര്‍, കിച്ച സുദീപ് ഉള്‍പ്പെടെ വിജയ്യുടെ മരണത്തില്‍ അനുശോചനമറിയിച്ചു. ലോക്ക്ഡൗണിന് മുന്‍പ് സഞ്ചാരി വിജയുമായി രണ്ട് വട്ടം കൂടിക്കാഴ്ച നടത്തിയിരുന്നതായും വേര്‍പാട് വേദനിപ്പിക്കുന്നതായും കിച്ച സുദീപ് ട്വീറ്റ് ചെയ്തു. എല്ലായ്പ്പോഴും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ച വ്യക്തിയാണ് സഞ്ചാരി വിജയ്‌യെന്ന് സഹോദരൻ സിദ്ധേഷ് കുമാർ പറഞ്ഞു കോവിഡ് സമയത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം സഹായങ്ങൾ നൽകിയിരുന്നു. അതിനാൽ, അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. മരണത്തിലും അദ്ദേഹം സമൂഹത്തെ സഹായിക്കുന്നത് തുടരുമെന്നും സിദ്ധേഷ് കുമാർ പറഞ്ഞു. പൃഥ്വിരാജിനും ദുൽഖർ സൽമാനും പിന്നാലെ ക്ലബ് ഹൗസിൽ അക്കൗണ്ട് ഇല്ലെന്ന് അറിയിച്ച് നടൻ ടോവിനോ തോമസ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടും താരം പങ്കുവെച്ചിട്ടുണ്ട്. ടോവിനോയുടെ ശബ്ദത്തിൽ മറ്റാരോയാണ് സംസാരിക്കുന്നത്. ഇത്തരം വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്നും ടോവിനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നേരത്തെ നടൻ ദുൽഖർ സൽമാനും പൃഥ്വിരാജും ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്ത് ഇത് ശരിയായ കാര്യമല്ല കാര്യമല്ല, എന്നാണ് ദുൽഖർ പറഞ്ഞത്. താരങ്ങളായ സാനിയ ഇയ്യപ്പനും ബാലു വർഗീസും വ്യാജ അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരുന്നു. സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്. റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം. *പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കാം. പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 20-50% ആളുകള്‍ക്ക് ഈ അവസ്ഥയുണ്ടാകാം. നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോമിനെ കുറിച്ചും എങ്ങനെ പുകവലി/പുകയില ഉപയോഗം നിര്‍ത്താം എന്നതിനെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. *എന്താണ് നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം/നിക്കോട്ടിന്‍ ആശ്രയത്വം? *പുകയില ഉല്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ഒരു മാനസികരോഗാവസ്ഥയാണ് നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം. മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യക്തികളിലും ഈ അവസ്ഥ കാണാറുണ്ട്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തു നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ലഹരി ഉപയോഗിക്കുന്ന അളവ് കൂടി വരിക, ഉപയോഗം നിര്‍ത്താന്‍ സാധിക്കാതെ വരിക, നിര്‍ത്തുകയോ ഉപയോഗം കുറക്കുകയോ ചെയ്യുമ്പോള്‍ വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുക, ഉപയോഗം ശാരീരിക- മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തെയും ബാധിച്ചിട്ടും നിറുത്താന്‍ പറ്റാതെ വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. *എങ്ങനെയാണ് നിക്കോട്ടിന്‍, ആശ്രയത്വത്തിനു കാരണമാകുന്നത് ? *പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന പദാര്‍ത്ഥമാണ് അതിന്റെ ലഹരിക്ക് കാരണം. ആദ്യം വലിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ റീവാര്‍ഡ് ഏരിയയില്‍ നിക്കോട്ടിന്‍ പോയി അവിടയുള്ള നിക്കോട്ടിന്‍ റിസെപ്റ്ററില്‍ പിടിച്ചു വളരെ പെട്ടന്ന് തന്നെ കൂടുതല്‍ അളവില്‍ ഡോപ്പമിന്‍ ഉണ്ടാക്കും. ഇതാണ് വലിക്കുമ്പോള്‍ ഒരു കിക്ക് കിട്ടാനും, അതുപോലെ ഒരു സുഖകരമായ അവസ്ഥക്കും കാരണം. *പക്ഷേ നിക്കോട്ടിന്‍ റിസെപ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. കുറച്ചു സമയം കഴിയുമ്പോള്‍ നികോട്ടിനോടുള്ള പ്രതികരണ ശേഷി കുറയും, അങ്ങനെ ഡോപ്പമിന്‍ ഉണ്ടാകുന്നത് കുറയുകയും, വലിക്കുമ്പോള്‍ ഉള്ള സുഖം നഷ്ടപ്പെടുകയും ചെയ്യും. *അതുകൊണ്ടാണ് ഒരു സിഗരറ്റ് വലിച്ച് തുടങ്ങുമ്പോള്‍ കിട്ടുന്ന ഒരു സുഖം അവസാനമാകുമ്പോള്‍ ലഭിക്കാതെ വരുന്നത്. അപ്പോ നമ്മള്‍ വലിക്കുന്നത് നിറുത്തും. ഇതൊക്കെ കണക്കിലെടുത്താണ് സിഗരറ്റിന്റെ നീളം ഡിസൈന്‍ ചെയ്തിരിക്കുന്നത്. *ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ റീവാര്‍ഡ് ഏരിയയില്‍ ഡോപ്പാമിന്‍ കുറയും, നമുക്ക് വീണ്ടും വലിക്കാന്‍ തോന്നും. *അപ്പോള്‍ വലിക്കാന്‍ പറ്റിയില്ല എങ്കില്‍ പതിയെ വിടുതല്‍ ലക്ഷണങ്ങള്‍ വന്ന് തുടങ്ങും. അത് വലിക്കാനുള്ള ആഗ്രഹം ശക്തമാക്കും. വലിച്ച് കഴിയുമ്പോള്‍ വീണ്ടും ഡോപ്പമിന്‍ കിട്ടുകയും വിടുതല്‍ ലക്ഷണങ്ങള്‍ കുറയുകയും ചെയ്യും. ഇതാണ് വീണ്ടും വീണ്ടും വലിക്കാനുള്ള ആഗ്രഹത്തിന് പിന്നില്‍. *ജനിതകമായ ഘടകങ്ങള്‍, പാരമ്പര്യം, തലച്ചോറിലെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള വ്യത്യാസം, മാനസിക സംഘര്‍ഷം, എടുത്തുചാട്ട പ്രകൃതം ഉളളവര്‍, മാനസിക രോഗങ്ങള്‍, സാമൂഹിക സമ്മര്‍ദങ്ങള്‍, വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ഒരാള്‍ക്ക് നിക്കോട്ടിന്‍ ആശ്രയത്വം ഉണ്ടാകുന്നതിന് കാരണമാകാം. *പുകവലി നിര്‍ത്തുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെ ? പുകവലി നിര്‍ത്തുന്നത് പലതരത്തിലുള്ള ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. *വലി നിര്‍ത്തി 20 മിനിറ്റ് ആകുമ്പോള്‍ തന്നെ ഹൃദയമിടിപ്പും, രക്ത സമ്മര്‍ദ്ദവും കുറയുന്നു, 12 മണിക്കൂര്‍ ആകുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് കുറയുന്നു. *2-3 മാസമാകുമ്പോള്‍ രക്തചംക്രമണവും ശ്വാസകോശ ശേഷിയും കൂടും. വരും മാസങ്ങളില്‍ ശ്വാസംമുട്ടലും ചുമയും നല്ലരീതിയില്‍ കുറയും. *ഒരു വര്‍ഷമാകുമ്പോള്‍ ഹൃദരോഗസാദ്യത പുകവലി തുടരുന്നവരെ അപേക്ഷിച്ചു പകുതിയാകും. പക്ഷാഘാത സാധ്യതയും പകുതിയാകും. *10 വര്‍ഷമാകുമ്പോള്‍ ശ്വാസകോശ അര്‍ബുദ സാധ്യത പകുതിയാവുകയും, അതുപോലെ മറ്റു ക്യാന്‍സര്‍ സാധ്യത കുറയുകയും ചെയ്യും. *വലി നിര്‍ത്തി 15 വര്‍ഷമാകുമ്പോള്‍ ഹൃദ്രോഗ സാദ്യത വലിക്കാത്ത വ്യക്തിയുടേതിന് തുല്യമാകും. *30 വയസില്‍ വലി നിര്‍ത്തുന്നത് വ്യക്തിയുടെ ആയുസ് 10 വര്‍ഷം കൂടാന്‍ കാരണമാകും. *ഇത് കൂടാതെ നമ്മള്‍ വലിക്കുമ്പോള്‍ പുറത്തു വിടുന്ന പുക ശ്വസിച്ചു വീട്ടിലും ചുറ്റുമുള്ളവര്‍ക്കും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുറയും. *ഒപ്പം രോഗ പ്രതിരോധ ശേഷി, പൊതുവായ ആരോഗ്യം, നല്ല ഉറക്കം തുടങ്ങി നിരവധി മാറ്റങ്ങള്‍ ഉണ്ടാകും. *?പുകവലി നിര്‍ത്താന്‍ എന്ത് ചെയ്യാന്‍ പറ്റും? *പുകവലിക്കുന്ന ആളുകളില്‍ നല്ലൊരു ശതമാനവും (60-80 വലി നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവരും അതിനായി സ്വയം ശ്രമിച്ചിട്ടുള്ളവരുമാണ്. *എന്നാല്‍ പുകയില ഉപയോഗം ആശ്രയത്വ നിലയിലുള്ള ഒരു വ്യക്തിക്ക് സ്വയം അത് നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ഥിരമായ നിക്കോട്ടിന്‍ ഉപയോഗംകൊണ്ട് തലച്ചോറില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മൂലം സ്വയം ഉപയോഗം നിര്‍ത്തുന്നത് വളരെ ശ്രമകരമാണ്. *സ്വയം ഇങ്ങനെ നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളവരില്‍ 5 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്കെ അത് സാധിച്ചിട്ടുള്ളൂ. *ശരിയായ ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, തുടക്കത്തില്‍ 60- 100% വരെ വ്യക്തികള്‍ക്ക് വലിയ നിര്‍ത്തുവാനും ഒരു വര്‍ഷത്തില്‍ ഏകദേശം 20% ആളുകള്‍ക്ക് ഇ നേട്ടം സ്ഥിരമായി നിലനിര്‍ത്താനും സാധിക്കുന്നുണ്ട്. *തന്റെ പുകവലി എത്രത്തോളം തീവ്രമാണ് എന്നറിയാന്‍ സഹായിക്കുന്ന സ്‌കെയിലുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ആയിത്തന്നെ ഇവ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത്തരം ഒരു സ്‌കെയില്‍ ആണ് ഫാഗര്‍സ്ട്രോം ടെസ്റ്റ്. 6 ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത് പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോര്‍ 4 ല്‍ കൂടുതലാണെങ്കില്‍ അത് ഗുരുതര സ്ഥിതിയുടെയും, 7 ല്‍ കൂടുതലെങ്കില്‍ അതി ഗുരുതര സ്ഥിതിയുടെയും ലക്ഷണമാണ്. അത്തരം വ്യക്തികള്‍ ഉടന്‍ തന്നെ സഹായം തേടാന്‍ ശ്രമിക്കണം. ഈ സ്‌കെയില്‍ ലിങ്ക് കമന്റ് ആയി ചേര്‍ക്കാം. *ഏറ്റവും പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം പുകവലിക്കുന്ന വ്യക്തിയുടെ താല്പര്യം ഈ ചികിത്സ പ്രക്രിയയില്‍ വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ രോഗിയായ വ്യക്തി അറിയാതെയുള്ള ചികില്‍സകള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. പത്രത്തിലും മറ്റും കാണുന്ന പരസ്യങ്ങള്‍ കണ്ട് രോഗി അറിയാതെ മരുന്നുകള്‍ ഒന്നും കൊടുക്കുരുത്. പുകവലി നിര്‍ത്താനോ, അല്ലെങ്കില്‍ കുറക്കാനോ ആഗ്രഹിക്കുന്നവര്‍ക്ക് മരുന്നുകളുടെ സഹായമില്ലാതെ തന്നെ അതിനായി ശ്രമിക്കാന്‍ സഹായിക്കുന്ന ചികിത്സാ രീതികളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളെ പരിചയപ്പെടുത്താം. ഏത് ആരോഗ്യപ്രവര്‍ത്തകനും തങ്ങളുടെ മുന്‍പിലെത്തുന്ന, പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിക്കായി ചെയ്യാവുന്ന കാര്യങ്ങളാണിവ. *Ask: വ്യക്തിയോട് പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ കുറിച്ചും, ഉപയോഗം നിര്‍ത്താനോ/കുറക്കാനോ ഉള്ള ആഗ്രഹത്തെയും കുറിച്ച് ചോദിക്കുക. *Assess: ഉപയോഗത്തിന്റെ തീവ്രത, അതിലേക്കു നയിക്കുന്ന കാര്യങ്ങള്‍, മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, നിര്‍ത്താനുള്ള മോട്ടിവേഷന്‍ ഈ കാര്യങ്ങള്‍ വിലയിരുത്തുക. *Advise: പുകയിലയുടെ ഉപയോഗം നിര്‍ത്താന്‍ ഉപദേശം നല്‍കുക. കേവലം ഉപദേശം മാത്രം പോരാ, അതിനായി ബ്രീഫ് ഇന്റെര്‍വെന്‍ഷന്‍ ടെക്‌നിക്കുകള്‍ ഉപയോഗിക്കാം. നിക്കോട്ടിന്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, നിര്‍ത്തുന്നതിന്റെ ഗുണങ്ങള്‍, തുടങ്ങിയവ ഇവിടെ ചര്‍ച്ച ചെയ്യാം. *Assist: ഇങ്ങനെ താല്പര്യം പ്രകടിപ്പിക്കുവരെ ഒരു ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, അതുപോലെ ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുക. *Arrange: ചികിത്സ തുടങ്ങിയവര്‍ക്ക് തുടര്‍ സേവനങ്ങള്‍ ഉറപ്പ് വരുത്തുക. *ഏതൊരു സ്വഭാവവും മാറ്റാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ ആ ശ്രമത്തിന്റെ ഭാഗമായി കുറെ ഘട്ടങ്ങളിലൂടെ കടന്നു പോകും. Stages of Change അഥവാ പരിവര്‍ത്തന ഘട്ടങ്ങള്‍ എന്നാണ് ഇതറിയപ്പെടുന്നത്. *ഈ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ലഹരിയില്‍ നിന്ന് മോചനം നേടാനുള്ള ആളുകളുടെ പ്രചോദനം വ്യത്യസ്തമായിരിക്കും. *ആദ്യ രണ്ടു ഘട്ടങ്ങളില്‍ പ്രചോദനം നന്നേ കുറവാണ്. ഇത്തരത്തില്‍ പ്രചോദനം കുറവുള്ളവരെ കണ്ടെത്തി അവര്‍ക്ക് ലഹരിയില്‍ നിന്നും മോചന തേടാനുള്ള ആഗ്രഹം സ്വയം ഉണ്ടാക്കാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് MET. *ഈ മേഖലയില്‍ പരിശീലനം ലഭിച്ച ഒരു ചികിത്സകന്റെ സഹായത്തോടെ ആദ്യ ഘട്ടങ്ങളെ തരണം ചെയ്തു ലഹരി മോചന പ്രക്രിയയിലേക്കു കടക്കാന്‍ സാധിക്കും. *3-5 മിനിട്ടു നീണ്ടു നില്‍ക്കുന്ന ഒരു ഉപദേശ രീതിയാണിത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇത് ചെയ്യാന്‍ പറ്റും. *പുകയില ഉപയോഗിക്കുന്ന ഏതൊരു വ്യക്തി തന്റെ മുന്‍പില്‍ വന്നാലും അവര്‍ക്ക് വേണ്ടി 5 മിനിറ്റ് മാറ്റി വെക്കുക. *അവരോടു പുകയില ഉപയോഗം നിര്‍ത്തുന്നതിനെ കുറിച്ച് ഉപദേശിക്കുക. ചുമ്മാ ഉപദേശം പോരാ. എന്താണ് നിക്കോട്ടിന്‍ ആശ്രയത്വം, അത് ആ വ്യക്തിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ കാരണമാകുന്നു, നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ ഇവയെ കുറിച്ചും പറയണം. *സഹായം തേടുന്നതു എങ്ങനെയെന്ന് ബോധ്യപ്പെടുത്തുകയും, അത്തരം സേവനങ്ങളുമായി വ്യക്തിയെ ബന്ധിപ്പിക്കുകയും ചെയ്യണം. *എല്ലാവരും ഉപയോഗം നിറുത്തുക എന്നത് പലപ്പോഴും നടക്കണമെന്നില്ല. ആ സാഹചര്യങ്ങളില്‍ ഉപയോഗം കുറക്കുന്നതിന് പ്രാധാന്യം നല്‍കണം. *പക്ഷേ പലപ്പോഴും കണ്ട് വരുന്നത് തന്റെ അടുത്ത് ചികിത്സക്ക് വരുന്ന വ്യക്തിയോട് ‘വലി നിര്‍ത്തണം കേട്ടോ’ എന്ന് ഒരു വാക്കില്‍ നിര്‍ദ്ദേശം നല്‍കുന്നവരെയാണ്. അതിനുള്ള വഴി എന്താണ് എന്നോ, എവിടെ ലഭിക്കുമെന്നൊ പറയില്ല. ഇത് ഫലപ്രദമല്ല. *ഇത് കൂടാതെ ഉപയോഗത്തിലേക്ക് തിരിച്ചു പോകാതെയിരിക്കാന്‍ സഹായിക്കുന്ന റീലാപ്‌സ് പ്രെവെന്‍ഷന്‍ പരിശീലനം, സ്വയം സഹായ ഗ്രൂപ്പുകള്‍ ഇവയൊക്കെ പുകവലി നിറുത്തുന്നതിനോ കുറക്കുന്നതിനോ സഹായിക്കും. *പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയുന്ന പലരും പരാജയപ്പെടാനുള്ള പ്രധാന കാരണം വലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കടുത്ത വിടുതല്‍ ലക്ഷണങ്ങളാണ്. വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഈ ലക്ഷണങ്ങള്‍ വീണ്ടും വലിച്ചാല്‍ പെട്ടന്നു കുറയുകയും ചെയ്യും. അങ്ങനെയാണ് വീണ്ടും ആളുകള്‍ വലിക്കുക. *വലി നിര്‍ത്താനായി ശ്രമിക്കുവര്‍ക്ക് ഉണ്ടാകുന്ന വിടുതല്‍ ലക്ഷണങ്ങളുടെ തീവ്രത കുറക്കാനും, അങ്ങനെ ലഹരി മോചന യാത്ര കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്ന ചികിത്സാരീതിയാണ് നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി. *വലി നിര്‍ത്തുമ്പോള്‍ നിക്കോട്ടിന്‍ ലഭ്യത പെട്ടന്ന് കുറയുന്നതാണ് വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ കാരണം. ഈ സമയം നിക്കോട്ടിന്റെ അളവ് താരതമ്യേന കുറവുള്ള NRT ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു വഴി കടുത്ത വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാവാതെ ഇരിക്കുകയും അങ്ങനെ മോചന യാത്ര കുറച്ചു എളുപ്പമാവുകയും ചെയ്യും. *പുകവലിക്കുമ്പോള്‍ നിക്കോട്ടിന്‍ ശ്വാസകോശത്തില്‍ നിന്ന് രക്തത്തില്‍ കലരുകയും അവിടെ നിന്ന് വേഗം തലച്ചോറില്‍ എത്തി അതിന്റെ ഇഫക്ട് ഉണ്ടാക്കുകയുമാണ് ചെയ്യുക. *NRT ഉത്പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറവാണ്, അതുപോലെ തന്നെ വളരെ പതിയെ മാത്രമേ ഇവയില്‍ നിന്ന് നിക്കോട്ടിന്‍ രക്തത്തില്‍ കലര്‍ന്ന് തലച്ചോറില്‍ എത്തു. അതുകൊണ്ടു പുകയില ഉപയോഗിക്കുന്ന പോലെയുള്ള സുഖം ലഭിക്കില്ല. മറിച്ചു വിടുതല്‍ ലക്ഷണങ്ങള്‍ രൂക്ഷമാകതെ നോക്കുകയും ചെയ്യും. *നിക്കോട്ടിന്‍ അടങ്ങിയ ഗം/പാച്ച്/സ്‌പ്രേ/ഇന്‍ഹേലര്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഗമ്മും, പാച്ചും ഇന്ത്യയില്‍ ലഭ്യമാണ്. ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ തന്നെ ഇത് വാങ്ങാന്‍ പറ്റും. *പുകയിലയിലയിലുള്ള ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ NRT ഉല്പന്നങ്ങളില്‍ ഇല്ല. അതുകൊണ്ടു തന്നെ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല. *പുകവലി നിറുത്താന്‍ ആഗ്രമുള്ള വ്യക്തികളിലും, നിലവില്‍ താല്പര്യം പ്രകടിപ്പിക്കാത്ത വ്യക്തികളില്‍ ഉപയോഗം കുറക്കുന്നതിനും NRT ഉപയോഗിക്കാം. ഇത് ഉപയോഗിക്കുമ്പോള്‍ പുകയില ഉപയോഗം നിര്‍ത്താനുള്ള സാധ്യത 2 മടങ്ങാണ്. *12 ആഴ്ച്ചയാണ് സാധരണ ചികിത്സ കാലയളവ്. വലിക്കുന്നത് പൂര്‍ണ്ണമായി നിറുത്തിയതിനു ശേഷം കൃത്യ ഇടവേളകില്‍ NRT ഉപയോഗിച്ച് വിടുതല്‍ ലക്ഷണങ്ങള്‍ കുറക്കുകയോ, അല്ലെങ്കില്‍ വലിക്കുന്നതിന്റെ അളവ് കുറക്കാന്‍ ഇടയില്‍ ഉപയോഗിക്കുകയോ ചെയ്യാം. *നിക്കോട്ടിന്‍ ഗം/ ലോസാന്‍ജ് ഉപയോഗിക്കുന്ന വിധം *ഇത് 2mg 4mg ഡോസുകളില്‍ ലഭ്യമാണ്.ദിവസം 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍ 4mg, 20ല്‍ താഴെ ഉപയോഗിക്കുന്നവര്‍ 2mg ഗമ്മും വേണം ഉപയോഗിക്കാന്‍. 1-2 മണിക്കൂര്‍ കൂടുമ്പോള്‍ ഗം ഉപയോഗിക്കാം. *ഗം ആദ്യം ചവക്കണം, നാവില്‍ ഒരു തരിപ്പ് തോന്നി തുടങ്ങുമ്പോള്‍ അത് മോണക്കും കവിളിനും ഇടക്കുള്ള ഭാഗത്തു വെക്കുക. തരിപ്പ് കുറയുമ്പോള്‍ വീണ്ടും ചവക്കുക. ഇങ്ങനെ 30 മിനിറ്റ് എങ്കിലും ഗം ഉപയോഗിക്കണം, എങ്കിലേ പ്രയോജനം ലഭിക്കു. ഉപയോഗിച്ചതിന് ശേഷം 30 മിനിറ്റ് നേരത്തേക്ക് ഒന്നും കുടിക്കരുത്. *ആദ്യ 6 ആഴ്ചകളില്‍ 1-2 മണിക്കൂര്‍ കൂടുമ്പോള്‍ ഗം ഉപയോഗിക്കാം. 6-9 ആഴ്ചകളില്‍ ഇത് 2-4 മണിക്കൂര്‍ ആക്കുകയും, തുടര്‍ന്നുള്ള 3 ആഴ്ചകളില്‍ 4-8 മണിക്കൂര്‍ ആക്കി നിറുത്തുകയും വേണം. *തൊലിപ്പുറത്തു ഒട്ടിക്കാവുന്ന 21mg,14mg,7mg അളവില്‍ നിക്കോട്ടിന്‍ അടങ്ങിയ പാച്ചുകള്‍ ലഭ്യമാണ്. ദിവസം മുഴുവന്‍ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന നേട്ടമുണ്ട്. *ദിവസവും 20 സിഗരറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആളുകള്‍21mg പാച്ചും 20ല്‍ താഴെ ഉപയോഗിക്കുന്നവര്‍ 14mg പാച്ചും വേണം ഉപയോഗിക്കാന്‍. ദിവസവും ഇത് രോമം കുറഞ്ഞ തൊലിപ്പുറത്തു ഒട്ടിക്കാം. *ആദ്യ 6 ആഴ്ചകളില്‍ 21mg പാച്ച് വേണം ഉപയോഗിക്കാന്‍. 6-9 ആഴ്ചകളില്‍ ഇത് 14mg ആയി കുറക്കണം, തുടര്‍ന്നുള്ള 3 ആഴ്ചകളില്‍ 7mg മതിയാകും. പെട്ടന്ന് നിറുത്തുന്നത് ഒഴിവാക്കണം. *വലിക്കുന്ന അതെ അളവില്‍ നിക്കോട്ടിന്‍ ലഭിക്കാത്തതുകൊണ്ടു വിടുതല്‍ ലക്ഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. *അത് കൂടാതെ വായില്‍ തരിപ്പ്, ഓര്‍ക്കാനം, വയറില്‍ എരിച്ചില്‍ ,പാച്ച് ഒട്ടിക്കുന്നിടത്തു ചൊറിച്ചില്‍ ഇവയും ഉണ്ടാകാം. *രണ്ടു മരുന്നുകള്‍ക്കാണ് പുകയില മോചന ചികിത്സക്കായി FDA അനുമതി ഉള്ളത്.Varenicline ,Bupropion എന്നിവയാണ് ഈ മരുന്നുകള്‍. നിക്കോട്ടിന്‍ റിസെപ്റ്ററിലാണ് ഈ രണ്ടു മരുന്നുകളും പ്രവര്‍ത്തിക്കുക. *വലി നിര്‍ത്താന്‍ തീരുമാനം എടുത്ത, മരുന്ന് തുടങ്ങി 2 ആഴ്ചക്കുള്ളില്‍ വലി നിറുത്താന്‍ ഒരു തിയതി തീരുമാനിച്ച വ്യക്തികളില്‍ മരുന്ന് തുടങ്ങുന്നതാണ് നല്ലതു. *6 ആഴ്കള്‍ കഴിഞ്ഞിട്ടും വലിക്കുന്നത് നിറുത്താന്‍ സാധിക്കാത്ത പക്ഷം മരുന്നുകള്‍ നിറുത്തണം. ഉപയോഗം നിര്‍ത്താന്‍ പറ്റിയാല്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ മരുന്ന് തുടരണം. *ഒരു വിദഗ്ദ്ധ ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വേണം മരുന്ന് ചികിത്സ ആരംഭിക്കാന്‍. *മരുന്ന് ഉപയോഗിക്കുന്നത് സംബന്ധിച്ച് പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതുവരെ നടന്ന നിരവധി പഠനങ്ങളില്‍ വളരെ രൂക്ഷമായ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല. *പുതിയ പഠനങ്ങളില്‍ പുകവലി നിര്‍ത്താന്‍ ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയിരിക്കുന്നത് varenicline ആണ്. പക്ഷേ ഇതിന് ചിലവ് കൂടുതലാണ് എന്നൊരു പ്രശ്‌നമുണ്ട്. *പുകയില ഉപയോഗം കുറക്കാന്‍ ഏറ്റവുമുചിതം മരുന്നുകളും, സൈക്കോതെറാപ്പിയും, ഒപ്പം NRT യും ചേര്‍ത്തുള്ള സംയുകത ചികിത്സയാണ് . *പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സഹായം നല്‍കാന്‍ പറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ലഭ്യമാണ്. ക്വിറ്റ് ഡേറ്റ് തീരുമാനിക്കുന്നതിനും, പുകവലിയുടെ അളവ് നിരീക്ഷിക്കാനും, മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ ആപ്ലികേഷനുകള്‍ സഹായിക്കും. ഇതും മറ്റു ചികിത്സയോടൊപ്പം ഉപയോഗിക്കാവുന്നതാണ്. നമ്മുടെ യാത്രയുടെ പുരോഗതി മനസിലാക്കി തരാന്‍ ഈ ആപ്പുകള്‍ക്ക് പറ്റും. Quit Genius, QuitNOW എന്നീ ആപ്ലികേഷനുകള്‍ ഇ തരത്തിലുള്ളവയാണ്. ആപ്പ്‌ളിക്കേഷന്‍ ലിങ്ക് കമന്റ് ആയി ചേര്‍ക്കാം. *ഇ സിഗററ്റ്: പുകവലി കുറക്കാന്‍ സാഹായിക്കും എന്ന രീതിയില്‍ വിപണിയില്‍ അവതരിച്ച ഇ സിഗററ്റുകളുടെ ഉപയോഗം സംബന്ധിച്ച് ചില ആകുലതകള്‍ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. *നിക്കോട്ടിന്‍ അടങ്ങിയ ഇ സിഗററ്റുകള്‍ക്കും അഡിക്ഷന്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ദോഷം ഉണ്ടാക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഇ സിഗരറ്റുകള്‍ പുകക്കുന്ന സമയത്തു ഉണ്ടാകാം, വളരെ വ്യാപകമായി ഇത് ലഭിക്കുന്നത് കൊണ്ട് കുട്ടികളുടെ ഇടയില്‍ ഉപയോഗം കൂടാം തുടങ്ങിയ കണ്ടെത്തലുകള്‍ പുതിയ പഠനങ്ങളിലുണ്ട്. *അതുകൊണ്ട് പുകവലി നിറുത്താന്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നത് എത്രത്തോളം പ്രയോജനകരമാണ് എന്നതിന് കൃത്യമായ തെളിവുകളുടെ അഭാവമുണ്ട്. *പുകവലി നിര്‍ത്താന്‍ ആഗ്രഹം ഉള്ളവരെയും, അല്ലെങ്കില്‍ അങ്ങനെ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ആളുകളുടെയും നമ്മള്‍ക്ക് സഹായിക്കാന്‍ പറ്റും. ശാസ്ത്രീയ അടിത്തറയുള്ള ചികിത്സ മാര്‍ഗ്ഗങ്ങള്‍ അതിനിന്ന് ലഭ്യമാണ്. സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ, എന്താണ് രോഗലക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നു ‘എനിക്കൊരബദ്ധം പറ്റി ഡോക്ടറേ, ഇത് പറയാന്‍ ഇടവരുത്തരുത്’; വൈറല്‍ കുറിപ്പ് കേരളത്തിലെ കൊവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 20000 മാസ്‌കുകള്‍ നല്‍കി ഷാരൂഖ്‌ ഖാന്‍; നന്ദി അറിയിച്ച്‌ ആരോഗ്യമന്ത്രി എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വിപണി പിടിക്കാന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഫിയറ്റ് 2000 രൂപാ നോട്ടുകള്‍ക്കുപുറമേ 500 രൂപാ നോട്ടുകളിലും മഷി പടരുന്നു ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ തരംഗമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് പ്രീപെയ്ഡ് നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക്… വൺപ്ലസ് ഇസഡ് വൺപ്ലസ് 8 ലൈറ്റ് ലോഞ്ച് ജൂലൈയിൽ റെഡ്മി കെ 30 പ്രോ ഇന്ത്യയില്‍ പോക്കോ എഫ് 2 പ്രോയായി അവതരിപ്പിക്കുമെന്ന് സൂചന ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു ഒമൈക്രോൺ ഭീഷണി 12 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാൻ രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തത്. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്ര വീണ്ടും തുടങ്ങിയത് ഒമിക്രോൺ വകഭേദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ മാനേജ്‌മെന്റ്, ഫുഡ് ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം ഇന്ന് ജൂണ്‍ ഏഴ്, ലോക ഭക്ഷ്യ സുരക്ഷ ദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഓരോ ഭക്ഷ്യസുരക്ഷാ ദിനവും.വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നില്‍ കൊണ്ടുവരിക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തര്‍ദേശീയതലത്തില്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നല്‍കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്‌ഒ) ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനും (എഫ്‌എഒഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ച്‌ ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ച്‌ വരുന്നു. ‘ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായ നാളെയ്ക്കായി’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിനത്തിലെ ആശയം. ഭക്ഷണമാണ് മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകം. ദാരിദ്ര്യം മൂലം ആളുകള്‍ മരിച്ചുകൊണ്ടേയിരിക്കുന്ന ഈ ലോകത്തില്‍ ഇരുന്ന് കൊണ്ട് തന്നെയാണ് എന്നിട്ടും നമ്മള്‍ ഭക്ഷണം പാഴാക്കുന്നത്. നൂറ് കിലോഗ്രാമോളം ഭക്ഷണം ഒരാള്‍ ഒരു വര്‍ഷം പാഴാക്കിക്കളയുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന "മുസാഫര്‍" എന്ന റഹ്മാന്റെ പുതിയ ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്‌. ഇവിടെ റഹ്മാന്‍ എന്ന നടന്‍ മലയാളം,തമിഴ്‌ എന്നീ ചിത്രങളില്‍ നിന്ന്‌ പുറത്തായിട്ട്‌ അഥവാ പ്രേക്ഷകര്‍ കൈവിട്ടിട്ട്‌ കാലമൊത്തിരിയായി. വീണ്ടും മുസാഫര്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ മലയാള സിനിമയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു ലോബിതന്നെ നമ്മുടെ മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത്‌ നാം തള്ളികളയരുത്‌. പ്രമോദ്‌ പപ്പന്‍ എന്ന സംവിധായകനെ വിശ്വസിച്ചു അഥവാ പ്രേക്ഷകര്‍ തള്ളികളഞ്ഞ റഹ്മാന്‍ എന്ന നടനെ വിശ്വസിച്ച്‌ കോടികള്‍ ഈ സിനിമയ്ക്ക്‌ വേണ്ടി നിര്‍മ്മതാവിന്‌ ചിലവാക്കമെങ്കില്‍ മലയാള സിനിമയുടെ വര്‍ഗീയപരമായ ഒരു മുന്നേറ്റമാണ്‌ നാം ഇവിടെ കാണുന്നത്‌ (നടനും, നിര്‍മ്മതാവും ന്യൂനപക്ഷമാണന്നത്‌ മറക്കാതിരിക്കുക) ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ എന്ന പ്രോഗാമില്‍ നജീം വിജയിക്കണമെന്ന എഷ്യാനെറ്റിന്റെ തീരുമാനത്തിന്‌ മുമ്പേ സൌദ്യയിലെ മലയാളികള്‍ തീരുമാനിച്ചിരുന്നു മലയാളികള്‍ മാത്രമല്ല ബംഗാളികളും ,പാക്കിസ്താനികളും ഈ തീരുമാനത്തില്‍ പങ്കെടുത്തു. സൌദ്യയിലെ മലയാളികളുടെ ഏറ്റവും വലിയ ശത്രു അമൃതയായിരുന്നുവെന്നത്‌ മറ്റൊരു സത്യം അമൃതാനന്ദമയിയുടെ ചരട്‌ കൈയിലണിഞ്ഞ അമൃതയെ പുറത്തു ചാടിക്കുക എന്നത്‌ സൌദ്യയിലെ മലയാളികളുടെ ഒരു പ്രധാനഘടകം തന്നെയായിരുന്നു മലാസിലെ ഒരു മലയാളി സംഘടന ഈ വിവരം SMS വഴി എല്ലാവരെയും അറിയിച്ചിരിന്നു.) നജീം എന്ന ഗായകന്‌ ലഭിച്ച വോട്ടില്‍ 75 ശതമാനവും സൌദ്യയില്‍ നിന്നാണന്ന സത്യം നാം മറക്കാതിരിക്കുക. ഗുരുവായൂരില്‍ ഹോട്ടലുകളുടെ എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ദ്ധിക്കുയാണ്‌,ശ്രീകൃഷ്ണ, മയൂരം, എന്നീ പേരുകള്‍ തന്നെ ന്യൂനപക്ഷങള്‍ കൈവശപ്പെടുത്തുകയും ഗുരുവായൂര്‍ ക്ഷേത്രങള്‍ക്ക്‌ ചുറ്റും ന്യൂനപക്ഷങളുടെ ഇരുനിലകെട്ടിടങള്‍ മുളച്ചു പെങുകയും ഹൈന്ദവ സമൂഹത്തിന്‌ മറ്റൊരു ഭീഷണിയായി ഇവിടെ റിയല്‍ എസ്റ്റേറ്റ്കാരുടെ വളര്‍ച്ചയും നാം കാണതിരിക്കരുത്‌. സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. കാരണം സന്തോഷ്‌ മാധവനെതിരെ കേസ്‌ നല്‍കിയ ദുബായിലെ സ്ത്രീ ക്രൈസ്തവിശ്വാസിത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും എല്ലാ വെളിയാഴ്ചയും ദുബായിലെ ചര്‍ച്ചില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി ഹൈന്ദവ ആചാരങളും വിശ്വാസങളും സന്തോഷ്‌ മാധവനിലൂടെ പിന്‍തുടരുമെന്നതും അവിശ്വസിനീയമാണ്‌ . സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു. NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം (അമൃതാനന്ദമയീ പീഠത്തിന്റെ വരവു ചിലവ്‌ കണക്കുകള്‍ അണാപൈസ വിടാതെ കൃത്യമായി ഗവണ്മെന്റിന്റെ ബോധിപ്പിക്കുന്നുവെന്ന കാര്യം സ്വാമി അമൃതസ്വരൂപാനന്ദ പറയുന്നു (മാതൃഭൂമി ദിനപത്രം)) കേരളത്തിലെ കഞ്ചാവ്‌,മയക്കുമരുന്നു എന്നീ ബിസിനെസ്‌ നടത്തുന്നവരില്‍ 95 ശതമാനവും ന്യൂനപക്ഷമാണന്ന സത്യം ഓര്‍ക്കുക (പോലീസ്‌ റിക്കോര്‍ഡ്‌ ഇത് ഉപയോഗിക്കുന്നത് 90 ശതമാനം ഭൂരിപക്ഷവും ഇവിടെ മറ്റൊരു രീതിയില്‍ ഉത്മൂലനമാണ്‌ നടക്കുന്നത്‌, ഇനി വാഹനമോഷണത്തിന്റെ പിന്നിലും കുഴല്‍പ്പണത്തിന്റെ പിന്നിലും നാഷണല്‍ ഹൈവേയിലെ സ്ഥലങള്‍ എന്നീ ബിനാമി ബിസിനെസിലും ഇവര്‍ തന്നെ മുന്നില്‍. ഗള്‍ഫിലെ തൊഴിലവസരങള്‍ക്കും ന്യൂനപക്ഷമുന്‍തൂക്കം (പത്രപരസ്യങള്‍ കാണുക) തന്നെയാണ്‌ നമ്മുടെ സെക്കുലറിസത്തിന്റെ നാട്ടില്‍ കണ്ടുവരുന്നത്‌. ഇങനെ വര്‍ഗീയപരമായ ചിന്തകള്‍ നാം മറക്കാന്‍ ശ്രമിക്കണോ? അതോ ഒഴിവാക്കുവാന്‍ ശ്രമിക്കണോ? സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. ഒന്നും മനസ്സിലായില്ല തിലകന്റെ കാര്യത്തില്‍ ജാതീയതയാണോ നടന്നത് അതോ വര്‍ഗ്ഗീയതയോ ? ആ വാക്യത്തിലുള്ള രണ്ടു ന്യൂനപക്ഷങ്ങളെയും മനസ്സിലായില്ല പ്രമോദ്‌ പപ്പന്‍ അടുത്ത ആഴ്ച മതം മാറും എന്നൊന്നും പറഞ്ഞില്ലല്ലോ ഭാഗ്യം പിന്നെ ഇയാള്‍ നിര്‍മാതാക്കളെ ഓര്ത്തു വേദനിക്കണ്ട ഇവിടെ ഒരു പാടു നിര്‍മ്മാതാക്കള്‍ പടം എടുത്തു എട്ടു നിലയില്‍ പൊട്ടിയിട്ടുണ്ട് അപ്പൊ അവര്‍ക്കെല്ലാം വല്ല ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു എന്നാണോ താന്കള്‍ പറഞ്ഞു വരുന്നതു ? സൌദിയിലെ മലയാളികളുടെ എണ്ണം എത്ര വരും ചേട്ടാ അയ്യോ മലയാളികളായ മുസ്ലിങ്ങളുടെ എണ്ണം എന്തോ അത് മറന്നു പോയത് അവിടെ ഉള്ള ഈ മലയാളി മുസ്ലിങ്ങളില്‍ തന്നെ ആ Rate ഇല് SMS അയക്കാന്‍ ത്രാണി ഉള്ള എത്ര പേര്‍ ഉണ്ടായിരുന്നു ഒന്നു പോ ഉവ്വേ ഇവിടെ ചര്ദ്ധിച്ചു വൃത്തികേടാക്കാതെ.. താനൊക്കെ എവിടെയാടോ ജനിച്ചു വീണത്‌ ? ഈ വിഷം വമിപ്പിക്കുന്ന സമയത്തു മനുഷ്യനാകാന്‍ നോക്ക് കറകളഞ്ഞ ഒരു വര്‍ഗ്ഗീയവാദിയെ കിട്ടാന്‍ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ സമാധാനമായി. ആ മഹത്തായ വിഷത്തിന്‌ ഇത്രയും ആഴത്തില്‍ വേരോട്ടം നടത്താനാകുമെന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണം തേടിയുള്ള നടപ്പില്‍ മറ്റുള്ളതിനോടെല്ലാം അസഹിഷ്‌ണുവാകുകയും കറുത്തവന്റെ അസ്ഥികൂടങ്ങള്‍ക്കു മുകളില്‍ പടുത്തുയര്‍ത്തപ്പെട്ട ആര്യനിസത്തിന്റെ (ഫാഷിസവും നാസിസവും കൂട്ടിച്ചേര്‍ക്കാം) മഹത്വം ചുമ്മാ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഒരദ്ധ്യാപകന്‍ എനിക്കുണ്ടായിരുന്നു. ചില പൊടിക്കെകള്‍ മാത്രം പ്രയോഗിച്ചപ്പോഴേക്കും അതിയാന്‍ നന്നായി. ഇതേ പോലെ കുടുംബത്തെ തെരുവില്‍ വലിച്ചെറിഞ്ഞ്‌ ഇസ്‌്‌ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ജിഹാദിയെയും എനിക്ക്‌ നേരിട്ടറിയാം. അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതെന്താണെന്നും. നീട്ടിപ്പറഞ്ഞാല്‍ അധികപ്പറ്റാകും. പച്ചമലയാളത്തില്‍ പുളിച്ച തെറിയാണു മരുന്ന്‌. പേര്‌ പ്രവീണ്‍ തൊഗാഡിയ എന്നാക്കിയാല്‍ കൊള്ളാം. പ്രൊഫൈലില്‍ പറഞ്ഞതു പ്രകാരം നിങ്ങളെപ്പോലുള്ളവരെ കാലം ഭ്രാന്തന്മാരായി കണ്ടു തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. ആര്‍.എസ്‌.എസുകാരെയും എന്‍.ഡി.എഫുകാരെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലാന്‍ ആണുങ്ങള്‍ ജനിക്കും. ഞാനല്ലെങ്കില്‍ മറ്റൊരാള്‍. അന്നു പെറ്റ തള്ള നിങ്ങളുടെ മുഖത്തു തുപ്പും. എന്നാലും താനൊന്നു നന്നാകാന്‍ പോകുന്നില്ലെന്റെ പൊന്നളിയോ താങ്കളുടെ മിക്ക പോസ്‌റ്റുകളും വായിച്ചിട്ടാണ്‌ ഇതെഴുതുന്നത്‌. നന്നാകാന്‍ ഒരുപാട്‌ വിഷമമാണ്‌ പ്രവീണ്‍ സാറേ പ്രവീണിണ്റ്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഉടലെടുത്ത സംശയങ്ങള്‍ വെറുതെയായിരിക്കുമെന്നും, ചരിത്രത്തിണ്റ്റെ ഇടനാഴികളില്‍ അറിയപ്പെടാതെ കിടന്നിരുന്ന സത്യങ്ങളില്‍ ചിലതെങ്കിലും മനസ്സിലാക്കിയിട്ടായിരിക്കാം ഈ പോസ്റ്റുകളെന്നും ചിന്തിച്ച എനിക്കു തെറ്റി. തിലകന്‍ തനിക്കു ചുറ്റും സാങ്കല്‍പിക ശത്രുക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതു പോലെത്തന്നെ, ആരൊക്കെയോ ചേര്‍ന്ന് നമുക്കെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് എഴുതി വിടാന്‍ കാണിക്കുന്ന പ്രവീണിണ്റ്റെ മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല. എന്തിനെ പ്രചരിപ്പിക്കാനാണ്‍, അല്ലെങ്കില്‍ എന്തിനെ എതിര്‍ക്കാനാണ്‍ പ്രവീണ്‍ ശ്രമിക്കുന്നത്‌ അഭിനയം തൊഴിലാക്കിയ റഹ്മാനെയും പാടാന്‍ മാത്രം പഠിച്ച പാവം നജീമിനെയും, സംവിധായകരായ പ്രമോദ്‌ പപ്പനെയുമൊക്കെ ന്യൂനപക്ഷ പ്രധിനിധികളാക്കി ഒരു വശത്ത്‌ നിര്‍ത്തി പ്രവീണ്‍ വരയ്ക്കുന്ന ഈ ഗ്രാഫുണ്ടല്ലോ, റഹ്‌മാനെയും നജീമിനെയും പ്രമോദ്‌ പപ്പനെയും കുറിച്ചൊന്നും പുതിയ ചിത്രങ്ങളൊന്നും വായനക്കാരിലേക്ക്‌ പകരുന്നില്ല. മറിച്ച്‌ പ്രവീണിണ്റ്റെ മനസ്സിണ്റ്റെ സൂക്ഷ്മമായ ഗ്രാഫ്‌ ബ്ളോഗര്‍മാരിലേക്ക്‌ പകരാന്‍ അതു സഹായിക്കും. ഏതായാലും നന്ദിയുണ്ട്‌. താങ്കളെ കുറിച്ച്‌ മനസ്സിലാക്കിത്തന്നതിന്ന് നല്ല ആശയങ്ങളും ചിന്തകളും പകരുന്ന മറ്റു ബ്ളോഗുകള്‍ തേടി പറക്കാം ജനജീവിതത്തിന്റെ സമസ്ത മേഖലകളുടെമേലും അധീസത്വം ഉറപ്പിച്ചിരിക്കുന്ന ,കൊള്ളകാരന്റെയും,മയക്കുമരുന്നുകാരന്റെയും,പെണ്‍ഭാണിവക്കാരന്റെയും,കുഴല്‍പ്പണകാരന്റെയും,ഭൂമിമാഫിയകളുടെയും മര്‍ദ്ദനാത്മകവും ഭീകരവും ചൂഷണാത്മകവുമായ സ്വാധീനങള്‍ക്കെതിരെ ശംഖനാദമാവുന്ന ഈ വാക്കുകളില്‍ ഒരു വര്‍ഗീയത നിങള്‍ കണ്ടതില്‍ അത്ഭുതമില്ല . ന്യൂനപക്ഷമായ പൌരോഹിത്യ-സമ്പന്നവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ സ്ഥാപിത രാഷ്ട്രീയ താല്‍പര്യങളെ എതിര്‍ക്കുന്നവന്റെ മുഖത്തു തുപ്പുവാനും ഇവരുടെ അധോവസ്ത്രം അഴിച്ച്‌ കഴിയില്‍തന്നാല്‍ അതിനെ സെക്കുലറിസത്തിന്റെ പതകയാക്കുവാനും ഇവിടെ ആണ്‍കുട്ടികുള്ളകാര്യം ശരീഫിനല്ല എല്ലാവര്‍ക്കുമറിയാം സ്വന്തം രാജ്യത്തെ ഒറ്റികൊടുകന്നവനെ സ്വന്തം തള്ള പൂവിട്ട് പൂജിയ്ക്കുമെന്ന കാര്യവും ഇവിടെ മാത്രമല്ല ചെചനിയയിലും, കാശ്മീരിലും, നാം കണ്ടുകഴിഞ്ഞു സത്യം പറയുന്നവനെ വെടിവെച്ചുകൊല്ലാം, ഇനിയും എന്നെപ്പോലെ ഒരുപാട്‌ യുവസമൂഹം വളരുന്നുണ്ട്‌ എന്നത്‌ മറക്കാതിരിക്കാം പ്രവീണേ ആര്‍.എസ്‌.എസ്സുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ആണത്വം കുറയുന്നതിനു അന്യരെ പുത്ഭ്യം വിളിച്ചിട്ടുകാര്യമില്ല. ഒന്നിച്ചുനിന്നു ഒരു എം.എല്‍.എ യെ പോലും ഉണ്ടാക്കുവാന്‍ കഴിയാത്തവര്‍ ആണ്‌ ന്യൂനപക്ഷങ്ങളെ ചീത്തവിളിക്കുന്നത്‌ അവര്‍ക്ക്‌ ഐക്യമുണ്ട്‌ സമുദായ സ്നേഹമുണ്ട്‌.അതിനു അവരെ കുറ്റം പറ്യയരുത്‌. പ്രമോദ്‌ പപ്പന്‍ ഒരാളല്ല രണ്ടാളാണ്‌ ചേട്ടനും അനിയനുമാണ്‌ ചേര്‍ത്തുവായിക്കെണ്ട മറ്റൊരു കാര്യം മലയാളത്തിലെ ഒരു "മാധ്യമം" കുറച്ചുനാള്‍ മുമ്പ്‌ മോഹന്‍ ലാല്‍ ചിത്രങ്ങളിലെ തമ്പുരാന്‍ കഥാപാത്രങ്ങള്‍ ഹിന്ദു വര്‍ഗ്ഗീയതയുടെ മുഖമാണെന്ന്‌ പല ലക്കങ്ങളില്‍ എഴുതി ഒരു ഹിന്ദു നാമധാരിയായിരുന്നു ലേഖനത്തിണ്റ്റെ കര്‍ത്താവിണ്റ്റെ സ്ഥാനത്ത്‌.ഇലയും കിണ്ടിയും പടിപ്പുരയും എല്ലാം ഹിന്ദുവിണ്റ്റെ അടയാളങ്ങളാണെന്നും അതൊന്നും ചിത്രങ്ങളില്‍ കാണിക്കരുതെന്നും വരെ പ്രചരിപ്പിക്കുവാനും ആളുകള്‍ ഉണ്ടായി പുരോഗമനരോഗികള്‍ അത്‌ ഏറ്റുപിടിക്കുവാനും മോഹന്‍ ലാലിണ്റ്റെ തമ്പുരാന്‍ കഥാപാത്രങ്ങള്‍ നേടുന്ന വിജയം അല്ലെങ്കില്‍ മോഹന്‍ ലാല്‍ എന്ന നടനോടുള്ള അസൂയ ആയിരിക്കാം പിന്നെ ഇന്ത്യയുടെ ചോറുംതിന്നു ചൈനയ്ക്ക്‌ ജയ്‌ വിളികുന്നവന്‍ മതേതരത്വവാദി, ഇന്ത്യന്‍മണ്ണില്‍ പാക്കിസ്ഥാന്‌ വേണ്ടി നിസ്ക്കരിക്കുന്നവന്‍ സാമൂഹികസേവകന്‍, കാശമിരീലെ തീവ്രവാദികള്‍ക്ക്‌ കേരളമണ്ണില്‍ പ്രസംഗിക്കുവാന്‍ അവസരം നല്‍കിയവര്‍ രാജ്യസ്നേഹികള്‍, കള്ളനോട്ടും, പൂവലന്‍മാരും, ആല്‍ബത്തിന്റെ പേരില്‍ പെണ്‍വാണിഭവും, നാല്‌കാശുള്ള വിട്ടിലെ പെണ്‍കൂട്ടികളെ അടിച്ചുകൊടുപോയി ഗര്‍ഭിണിയാക്കുന്നവനും (പാവപ്പെട്ട പെണ്‍കൂട്ടികളെ ഇവര്‍ക്ക്‌ ആവിശ്യമില്ല) ഈ നാട്ടിന്റെ പൊന്നോമനകള്‍ ഈ പറഞ്ഞവ എതിര്‍ക്കുന്ന എന്നില്‍ ഫാസിസവും ,നാസിസവും, സിയോണിസവും, കുടികൊള്ളുന്നു മഞ്ഞക്കണ്ണടയുള്ള മഹാരഥന്മാര്‍ പ്രവീണിനെക്കൂടാതെ വേറെയും ഉണ്ടെന്ന്‌ കണ്ടതില്‍ സന്തോഷം. അടിസ്ഥാനപ്രശ്‌നം വര്‍ഗ്ഗീയതയോ തീവ്രവാദമോ അല്ല. ജനാധിപത്യത്തിന്റെയും സെക്യുലറിസത്തിന്റെയും സൗകര്യങ്ങള്‍ ഉളുപ്പില്ലാതെ അനുഭവിക്കുകയും ചരിത്രത്തില്‍ നിന്ന്‌ യാതൊന്നും ഉള്‍ക്കൊള്ളാതിരിക്കുകയും അയല്‍പക്കത്തു പോലും തനിക്കെതിരെ കത്തിയൂട്ടുകയാണെന്ന്‌ വൃഥാ കനവു കാണുകയും സ്വയം സൃഷ്ടിക്കുന്ന പേടിക്കൂടില്‍പെട്ട്‌ ബേജാറാവുകയും ചെയ്യുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും അസ്വസ്ഥതകള്‍ നേരാനല്ലാതെ വയ്യ. സെക്യുലറിസം മതനിഷേധമല്ല. മതങ്ങളിലെ നന്മകളെ വലിച്ചെറിഞ്ഞ്‌ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവരാണ്‌ സ്വയം ഫാസിസ്റ്റെന്നു വിളിച്ച്‌ സംതൃപ്‌തിയടയുന്നത്‌. മതഗ്രാമങ്ങളും വര്‍ഗ്ഗീയനേതൃത്വവും ഏറെയുള്ള ഉത്തരേന്ത്യയില്‍ പരസ്‌പര വിദ്വേഷത്തിന്റെ ചോരയൊലിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്‌. ആ പരിപ്പ്‌ കേരളത്തില്‍ വേവിക്കാനാണ്‌ മുസ്‌്‌ലിം തീവ്രവാദികളെന്ന രാജ്യദ്രോഹികളുടെയും അതേസ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഹിന്ദു തീവ്രവാദികളെന്ന ഡബിള്‍ രാജ്യദ്രോഹികളുടെയും ശ്രമമെങ്കില്‍ അതു നടക്കില്ലെന്ന്‌ കഴിഞ്ഞ 81 വര്‍ഷത്തെ ഇന്ത്യാ ചരിത്രം (കേരളമുള്‍പ്പെട്ട) വായിക്കുന്നവന്‌ എളുപ്പം മനസ്സിലാകും. ആ ഇറക്കുമതി മനസ്സിലുണ്ടെങ്കില്‍ അവിടെത്തന്നെയങ്ങ്‌ കുഴിച്ചുമൂടുന്നതാണ്‌ നല്ലതെന്റെ പൊന്നേ ഞാന്‍ സ്വയം ഫാസിസ്റ്റാവുന്നതില്‍ ഭയമെന്തിന്‌ സുഹൃത്തേ, സെക്കുലറിസത്തിന്റെ ചക്കരകുടത്തില്‍ കൈയിട്ട്‌ വാരി നാല്‌ നേരം നക്കി തുടയ്ക്കുന്ന സമൂഹം ഇവിടെ ആരാണന്ന സത്യം എല്ലാവര്‍ക്കുമറിയാം സദ്ദാംഹുസൈനു വേണ്ടി ഇവിടെ ഹര്‍ത്താല്‍ നടത്തിയവര്‍, സച്ചാര്‍ എന്ന ആരച്ചാര്‍ നടപ്പിലാക്കുവാന്‍ കച്ചകെട്ടിയിറങിയവര്‍, ചൈനയ്ക്ക് വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ വ്യഭിചരിക്കുന്നവര്‍ കോടികള്‍ ചിലവാക്കുന്ന ഇലക്ഷനെ നേരിട്ടാലും ചൈനയെ സുഖിപ്പിക്കുക എന്ന മാനദണ്ഡത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന നമ്മുടെ സമൂഹമാണ്‌ യഥാര്‍ത്ഥമായ ഫാസിസ്റ്റുകള്‍ ഇവരാണ്‌ രാജ്യദ്രേഹികള്‍, വന്ദേമാതരം അറാമാണന്ന്‌ പറയുന്നവര്‍ 40കോടി ഭാഷകളിലെ ഗാനങളില്‍ പാടിയും ആടിയും കുത്താടിയും ആര്‍മാദിക്കാം, ഇതാണ്‌ ഫാസിസം, ഇവയാണ്‌ നാസിസം, ഇങനെയുള്ളവനാണ്‌ താലിബാനിസം നടപ്പിലാക്കുവാന്‍ ഇവിടെ ശ്രമിക്കുന്നത്‌ ശരി അത്ത്‌ നിയമം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്‌. പഴയ ചിന്താഗതികള്‍ മാറി സഖാവെ സെക്കുലറിസത്തിന്റെ പേരില്‍ ഇനി ഇവിടെ എന്ത് തെമ്മാടിത്തരവും കാണിക്കാം എന്നത്‌ ഇനി വിദുരാഗ്രഹം മാത്രമാണ്‌ സെക്കുലറിസം പുതിയ തലമുറയ്ക്ക്‌ ദഹനകേടായി മാറി തുടങി ഈ മാറ്റത്തെ ഫാസിസമെന്നോ, നാസിസമെന്നോ വിളിച്ചാലും നിങളുടെ സഞ്ചരിക്കുന്ന ജ്വല്ലറികക്ക്‌ ഇവിടെ വിരാമമാകുവാന്‍ സമയമായി സുഹൃത്തുക്കളെ, പ്രവീണ്‍ ഉയര്‍ത്തുന്ന വാദ മുഖങ്ങള്‍ എന്തുംമാവട്ടെ. പക്ഷെ ആര്ക്കും നിഷേധിക്കാന്‍ കഴിയാത്ത് ചില കാര്യങ്ങള്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തിലെ ജന സംഖ്യയില്‍ ഓരോ മത വിഭാങതിന്ടെയും അനുപാതം നോക്കുക. ഇനി, ഇവിടെ രജിസ്റ്റര്‍ ചെയപ്പെടുന്നതും അല്ലാത്തതുമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കു മരുന്ന് കടത്തു, ഭൂമി മാഫിയ, വന നശീകരണം, പുഴകളെ വില്കല്, പെണ്‍ വാണിഭം ഇവയിലെല്ലാം ഉള്‍പെടുന്ന പകല്‍ മാന്യന്മാരുടെ സംഘതിന്ടെ സമുദായം അല്ലങ്ങില്‍ മതം തിരിച്ചുള്ള കണക്കുകള്‍ എടുത്തു നോക്കുക. കാര്യങ്ങള്‍ എല്ലാവര്ക്കും മനസിലാവും. കേരളത്തിലെ ഭൂമി വില സമീപ കാലത്തു ക്രമാതീതമായി വര്ധിചത്തിനു കാരണം എന്തായിരുന്നു? എവിടെ നിന്നാണ് ഇത്രയധികം പണം ഇവിടെയെത്തുന്നത്? മലപ്പുറം കാസര്‍ഗോട് ജില്ലകളില്‍ ഓരോ ദിവസവും എത്തുന്ന കള്ളപ്പണം നമ്മുടെ നാടിനെ എവിടെക്കാണ്‌ നയിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോ? പ്രവീനിന്ടെ വില കുറഞ്ഞ ഏഷ്യാനെറ്റ് വാദവും മറ്റും നമുക്കു തള്ളാം. പക്ഷെ ഒരു കാര്യം ആര്ര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഇവിടെ ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ ചില പ്രത്യേക സമുദായങ്ങളില്‍ നിന്നാണ് വരുന്നതെങ്ങില്‍ എവിടെയോ കുഴപ്പമുണ്ട്. തീ ഇല്ലാതെ പുക ഉണ്ടാവില്ല. സത്യം, അതെത്ര അപ്രിയമായിരുന്നാലും ആരെന്ഗിലും അത് വിളിച്ചു പറഞ്ഞെ തീരൂ. അതിന് നട്ടെല്ലില്ലാത്ത കപട മതേതര വാദികളും വര്‍ഗീയ വാദികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. തിലകന്‍ ഏറ്റവും കൂടുതല്‍ അവഗണന അനുഭവിച്ചത് നായന്മാരില്‍ നിന്നായിരുന്നു എന്നറിയാമോ? ഇങ്ങിനെ സംഭവിക്കുന്നതിനെയാണ് സെല്ഫ് ഗോള്‍ അടിക്കുക എന്നു പറയുന്നത് സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. oh really അവര്‍ അദ്ധ്വാനം നിറുത്തിയത് കൊണ്ടാണോ സ്വാമിയേ പറ്റി ഒരു വാര്‍ത്തയും ഇല്ലാത്തത് സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു.NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം അമ്മയെ പറ്റി ഞാനും കുറെ കള്ളത്തരങ്ങള്‍ വെറുതെ എന്റെ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ട്.വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടു ചെയ്തതാ ഒക്കെ എഴുതിയപ്പം ഒരു സംശയം അല്ല ശരിക്കും ഈ വര്‍ഗീയ വാദി ആരാ കണ്ടാ എങ്ങനെ ഇരിക്കും?? സമയം കിട്ടുമ്പോള്‍ ആ കള്ളത്തരങ്ങള്‍ ഒന്നു വായിക്കുക കമന്റ് sectionil ആളുകള്‍ പ്രതികരിച്ചതും നോക്കുക കമ്മ്യൂണിസ്റ്റ്ക്കാരെയും മറ്റു മതസ്ഥരെയും കണടച്ചു അതിര്‍ക്കുന്ന തന്റെ യഥാര്ത്ഥ രൂപം താന്‍ പോലും അറിയാതെ വെളിയില്‍ വന്നിരിക്കുന്നു അമ്മയെ പറ്റി വല്ലതും പറയാന്‍ ഉണ്ടങ്കില്‍ ആ ലിങ്കിലെ കമന്റില്‍ എഴുതുക കാരണം ഞാന്‍ എഴുതിയ കള്ളത്തരങ്ങള്‍ കൂടാതെ ചില "സത്യങ്ങളും" ആള്‍ ദൈവങ്ങളെ പറ്റി ഉണ്ടെന്നു മറ്റു ബ്ലോഗ്ഗേര്‍സും മനസിലാക്കട്ടെ ഈ റിച്ചാര്‍ഡ്‌ നാസിലും പൊയില്‍ക്കാവും ഒരാള്‍ തന്നെ ആണ്. എല്ലാ പോസ്റ്റിലും ഒന്നു പോയി നോക്കൂ. രണ്ടാളുടെയും കമന്റുകളിലെ ഭാഷ ശ്രദ്ധിക്കൂ. ആരെങ്കിലും പോയില്‍കാവിനെ എതിര്‍ത്താല്‍ ഉടനെ എത്തും നാസില്‍ എന്ന ആസ്സ്. മനുഷ്യനെ വടിയാക്കാന്‍ നോക്കാതെ പ്രവീണ്‍ അണ്ണാ. തെറി വിളിക്കാന്‍ പ്രവീണ്‍ അണ്ണന്‍ തന്നെ യൂസര്‍ നൈമും പാസ്സ് വേര്‍ഡും മാറ്റി പെട്ടന്ന് വരൂ. തന്തയ്ക്കെങ്കിലും വിളിച്ചില്ലെങ്കില്‍ ഒരു സുഖവും ഇല്ല. എന്നെകൊണ്ടു` തന്തയ്ക്ക്‌ വിളിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ ഇവിടെയുണ്ടന്നറിഞ്ഞപ്പോള്‍ സന്തോഷം, പിന്നെ പ്രവീണ്‍പൊയില്‍ മാത്രമല്ല, മാരീചനും,നകുലനും, ഇഞ്ചിപെണ്ണും ഫസലും, പിന്നെ ഈ കണ്ടതല്ലാം ഞാനാവുന്നു. തന്തയ്ക്ക്‌ പിറന്നവരുണ്ടെങ്കില്‍ Profile ഫോണ്‍ നമ്പറും അഡ്രസുംകൊടുക്കുക (അഞ്ജാതനും ഇത് ശരവ്യം ) എന്റെ Profile -ല്‍ അഡ്രസും ഫോണ്‍ നമ്പറും കൊടുത്തിരിക്കുന്നു. റിയല്‍ ഫാസിസം അഞ്ജാതാ NDF -കാരനാണല്ലേ കൊള്ളാം.. ചേട്ടാ, പൊയ്കയില്‍ അപ്പച്ചാ, മുഴുത്ത വട്ടാണല്ലേ? എന്തൊക്കെ പറഞ്ഞാലും ന്യൂന പക്ഷ വര്‍ഗീയത കൊണ്ടും ഇരുളില്‍ ഹിന്ദു വിനെതിരെ കത്തി മൂര്‍ച്ച കൂട്ടികൊണ്ടിരിക്കുന്നവരുമാണ് ഇവിടെയുള്ള ന്യൂന പക്ഷങ്ങള്‍.പാവം ഹിന്ദു പെണ്‍കുട്ടികളെ ആല്‍ബം എന്ന് പറഞ്ഞ് തട്ടികൊണ്ടു പോയി ഗര്‍ഭമുണ്ടാക്കുന്ന മുസ്ലിമേ കാണിച്ചു തരാടാ‍ അടുത്ത ശാഖ കൂടട്ടെ കൂറച്ച് മുസ്ലിം പെണ്‍കുട്ടികളെ കിട്ടുമോ എന്ന് നോക്കട്ടെ കൂട്റ്റരെ ഈ മുസ്ലിംഗളും മറ്റു മക്കളും കാട്റ്റിക്കൂട്ടിയ അക്രമങ്ങള്‍ കേള്‍ക്കണോ ? 8. മുസ്ലിംഗളും മറ്റു ന്യൂനപക്ഷങ്ങളും കള്ളനോട്ടുകള്‍ അടിഛ്കു കൂട്ടി പണപ്പെരുപ്പം കൂടി.(ഇങ്ങനെ പണം പെരുകുന്നതാണല്ലോ പണപ്പെരുപ്പം)ത്യശൂര്‍ ജില്ലയിലെ ചാവക്കാട് ആണ് ഇതിന്റെ കേന്ദ്രം ഇവിടെ മുസ്ലിംഗള്‍ കൂടുതലുണ്ട്. 9. സുനാമി ഉണ്ടാക്കി എത്രയോ ഹിന്ദുക്കളെ കൊന്നൊടുക്കി പ്രക്യതി ദുരന്തം എന്ന് പറഞ്ഞാല്‍ ആരും അറിയില്ല എന്നാണ് വിചാരം) കടലില്‍ ബോബിട്ട് കാശ്മീര്‍ മുസ്ലിം തീവ്രവാദികളാണ് ഇതിന്റെ പിന്നില്‍. ഇനിയുമുണ്ട് ഈ തന്തയില്ലാത്തരം കാണിക്കുന്ന മുസ്ലിം.ക്യസ്ത്യന്‍,കമ്യൂണിസ്റ്റ് ഭീകരന്മാരുടെ പ്രവര്‍ത്ത്നങ്ങള്‍. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഡിഫിക്കാരനോ എന്‍.ഡി.എഫ് കാരനോ ഈ ബൂ ലോകത്തുണ്ടെങ്കില്‍ വാടാ അഹങ്കാരി ചേട്ടനും ഞാനും പ്രവീണ്‍ ചേട്ടനും കൊറച്ചൊക്കെ സംഘ് പരിവാറാണ് ആര്‍ക്ക ചേതം സന്ദേഹം സുഗ്രീവണ്റ്റെ മറുപടി നന്നായി ഷെരീെഫിനെ പോലുള്ളവരെ ചെവിക്കോള്ളേണ്ടകാര്യംനമുക്കുണ്ടോ? ആര്‍.എസ്‌.എസ്‌ എന്ന സംഘടന എന്തുകലാപമാണിവിടെ ഉണ്ടാക്കുന്നത്‌ കടലാസുകളില്‍ ചിലര്‍ എഴുതിക്കൂട്ടുന്നതുമാത്രം വായിച്ചാല്‍ പോര ഹിന്ദുവിനു സത്വം ഉണ്ടായാല്‍ അവന്‍ ഐക്യപ്പെട്ടാല്‍ ഇവിടെ കമ്യൂണിസവും ന്യൂനപക്ഷിസവും തകരും എന്ന് ഉറപ്പുള്ളവര്‍ വെറുതെ പടച്ചുണ്ടാകുന്ന കഥായാണിത്‌ ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ തമ്പുരാന്‍ വേഷം തിലകന്‍ ചെയ്താല്‍ എത്രമത്രം ബോറായേനെ? അജ്ഞതാ നിങ്ങള്‍ പറഞ്ഞത്‌ എത്ര ശരി റിച്ചാര്‍ഡ്‌ കുരച്ചോട്ടെ കാര്യമാക്കണ്ട തന്തക്കുവിളിച്ചല്ല ആണത്തം കാണിക്കേണ്ടത്‌ നെല്ലിക്കാത്തളം ആലപ്പുഴയിലെ കോണ്‍ഗ്രസ്സുകാരോടുചെോദിച്ചാല്‍ ലബിക്കും അവിടെ ആണല്ലോ ഇപ്പോള്‍ ഉപ്യോഗം കൂടുതല്‍.. ശക്തിയോട്‌ ആരാപറഞ്ഞേ ഞാന്‍ എത്തീസ്റ്റാണെന്നോ അല്ലെങ്കില്‍ കയൂണിസ്റ്റ്‌ ഗുണ്ടയാണെന്നോ? ഒരിക്കലെങ്കിലും ബ്ളോഗ്ഗി താങ്കള്‍ വായിച്ചിട്ടുണ്ടോ?തോന്യാസം പറയരുത്‌. ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ കള്ളപ്പണംകൊണ്ടും,പെണ്‌വാണിഭം കൊണ്ടും അല്ല. പുരോഗമനവാദികള്‍ എന്നുപറഞ്ഞുനടക്കുന്ന ചുവപ്പുപുതച്ച കള്ളസ്വാമിമാരെ തിരിച്ചറിഞ്ഞ്‌ തുടച്ചുമാറ്റി എന്നെങ്കിലും ഇവിടത്തെ ഭൂരിപക്ഷം സ്വന്തം സ്വത്തം മനസ്സിലാക്കും.. ജോക്കറേ താൻ അറിഞ്ഞില്ലേടോ (എടോ പോടോ എന്നൊക്കെ വിളിക്കാമെന്ന് സഖാവ്‌ പിണറായി പറഞ്ഞിട്ടുണ്ട്‌,കുഞ്ഞമ്മദ്‌ സാഹിബ്‌ അതിനെ പൈന്താങ്ങിയിട്ടുമുണ്ട്‌)കഴഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങിലി ആരെയാടോ പിടികൂടിയത്‌? അവർ സംഘപരിവാറുകാരാണോടോ ചുമ്മാ സത്യം പുറത്തുവരുമ്പോൾ പൊള്ളിയിട്ടുകാര്യമില്ല ഇതൊക്കെ ചെയ്യുന്നത്‌ ആരാണെന്ന് എല്ലാവർക്കും അറിയാം.പിന്നെ തന്നെപ്പോലുള്ളവരെ ന്യായീകരിക്കുവാൻ ചിലർ ഉണ്ടാകും മതേതരത്വും,പുരോഗമനവും പറഞ്ഞ്‌..അവരെ കൂലിക്കെടുക്കുന്നതല്ലെന്ന് ആരുകണ്ടു. ജോക്കറേ താൻ അറിഞ്ഞില്ലേടോ (എടോ പോടോ എന്നൊക്കെ വിളിക്കാമെന്ന് സഖാവ്‌ പിണറായി പറഞ്ഞിട്ടുണ്ട്‌,കുഞ്ഞമ്മദ്‌ സാഹിബ്‌ അതിനെ പൈന്താങ്ങിയിട്ടുമുണ്ട്‌)കഴഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങിലി ആരെയാടോ പിടികൂടിയത്‌? അവർ സംഘപരിവാറുകാരാണോടോ ചുമ്മാ സത്യം പുറത്തുവരുമ്പോൾ പൊള്ളിയിട്ടുകാര്യമില്ല ഇതൊക്കെ ചെയ്യുന്നത്‌ ആരാണെന്ന് എല്ലാവർക്കും അറിയാം.പിന്നെ തന്നെപ്പോലുള്ളവരെ ന്യായീകരിക്കുവാൻ ചിലർ ഉണ്ടാകും മതേതരത്വും,പുരോഗമനവും പറഞ്ഞ്‌..അവരെ കൂലിക്കെടുക്കുന്നതല്ലെന്ന് ആരുകണ്ടു. ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ കൌരവരുടെ കൃതികള്‍! അസുര വ്യൂഹം ! കഴിഞ്ഞ ആഴ്ചയിലെ മലയാളനാള്‍വഴികളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകള് വാരവിചാരം ഭൂ‍ലോകം പോയ വാരം ലക്കം 11 ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌, ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പ കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും ഇടതുസ മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം "കലാപം എന്നാല്‍ മതത്തിന്റെ സൃഷ്ടി എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപ കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമ എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ കോഴിക്കോട് ജില്ലയില്‍ ഇന്നലെ 961 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ആറു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 953 പേര്‍ക്കാണ് രോഗം ബാധിച്ചത്. പുതുതായി വന്ന 1347 പേര്‍ ഉള്‍പ്പടെ 34551 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് ഇതുവരെ 1123986 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2850 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.കോവിഡ് പ്രതിരോധ വാക്‌സിനിന്‍റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര അറിയിച്ചു. കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം തേഞ്ഞിപ്പലം: അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആൻഡ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്‌ട്ര ശില്പശാലയില്‍ ഏറ്റവും മികച്ച ഷർട്ടിടാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മുങ്ങി; നിമിഷങ്ങള്‍ക്കുള്ളില്‍ പൊക്കി കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രോഗി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍. കുതിരവട്ടം മാനസികാ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ യൂണിയന്‍റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ നാക് സന്ദർശന മുന്നൊരുക്കം: വിസിയുടെ യോഗം ബഹിഷ്കരിച്ചു തേഞ്ഞിപ്പലം: നാക് സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കാലിക്കട്ട്് സർവകലാശാല വൈസ് ചാൻ കോഴിക്കോട് തൊപ്പി സ്ഥാനം മാറിയതിനെ തുടര്‍ന്ന് എസ്ഐയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. കോഴിക്കോട് സിറ്റി ട്രാഫിക് സ്റ്റേ റിസർവ് ബാങ്ക് ഗവർണർ ഭരണകക്ഷിയുടെ ചട്ടുകം: കൺസ്യൂമർ ഫെഡ് ചെയർമാൻ കോഴിക്കോട്: റിസർവ് ബാങ്ക് ഗവർണർ ഭരണകക്ഷിയുടെ ചട്ടുകമായി മാറുകയാണെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്. മൾട്ട കോഴിക്കോട്: നഗരം തിരക്കിലമരുന്നത് പതിവായതോടെ അടിയന്തരമായി പാര്‍ക്കിംഗ് സംവിധാനമൊരുക്കാൻ കോര്‍ കെ-റെയിൽ പദ്ധതി അഴിമതി ലാക്കാക്കിയെന്ന് കേരളാ യൂത്ത്ഫ്രണ്ട് കോഴിക്കോട്: കെ-റെയിൽ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രമാണന്നും കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോൺ മുറംപാത്തിയിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു ‌ കോടഞ്ചേരി: മലയോര മേഖലയ്ക്ക് വീണ്ടും ഉണർവേകി കെഎസ്ആർടിസിയുടെ മുറംപാത്തി മുക്കം- കോഴിക്കോട് ബസ് സർവീസ് ആരംഭിച്ചു. കൂരാച്ചുണ്ട്: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിവച്ചുകൊന്നു. കാർ ടയർ പൊട്ടി പോസ്റ്റിലിടിച്ചു; വൈദ്യുതി ബന്ധം നിലച്ചു പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കടിയങ്ങാട് വില്ലേജ് ഓഫീസിനുസമീപം കാർ ടയർ പൊട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോ പരിസ്ഥിതിയെ അറിയാൻ മലകയറി "ലവ് ഗ്രീൻ മൂവ്മെന്‍റ്' കുറ്റ്യാടി: പ്രകൃതിപഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുക എന്ന ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന 'ലവ് ഗ്രീൻ മൂവ്മ കോഴിക്കോട്: കേരള സ്റ്റേറ്റ് ക്വാറി ആൻഡ് ക്രഷർ ഓപ്പറേറ്റീവ് അസോസിയേഷൻ (കെക്യുസിഎ) സംസ്ഥാന കൺവൻഷൻ കോഴിക്കോട് അളകാപു താമരശേരി താലൂക്കാശുപത്രിയുടെ ഗ്രേഡ് ഉയര്‍ത്താൻ ഇടപെടും: എം.കെ. മുനീര്‍ എംഎല്‍എ താമരശേരി: താമരശേരി താലൂക്കാശുപത്രി‍ ഹെഡ് കോര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കാന്‍ ആരോഗ്യ വേലി വീണ്ടും തകർത്തു; പ്രതിഷേധവുമായി കർഷക സംഘടനകൾ ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിലെ കർഷക നേതാവ് പുതുപ്പറമ്പിൽ ബാബുവിന്‍റെ കൃഷിയിടത്തിനു ചുറ മുക്കം സഹകരണ ബാങ്ക് വീണ്ടും യുഡിഎഫിന്; ഡയറക്ടർമാർ അധികാരമേറ്റു മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കിന്‍റെ ഭരണസമിതി സസ്‌പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച ജോയിന്‍റ് കോഴിക്കോട്: നഗരത്തില്‍ പയ്യാനക്കലിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ആരാധനാലയങ്ങള്‍, പണി നടക്കുന്ന കെട് പാർക്കിംഗ്; കുടിവെള്ള പദ്ധതിയുടെ ജലസ്രോതസിന് മാലിന്യഭീഷണി കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രത്തിൽ അശാസ്ത്രീയമായി നിർമിച്ച വാഹന കോഴിക്കോട്: ജില്ലയില്‍ 523 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ, മഞ്ഞുമല, കണ്ടപ്പൻചാൽ അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന വന്യമൃഗശല്യ കോഴിക്കോട്: സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയത്തിൽ യൗസേപ്പിതാ വർഷ സമാപനം ശനിയാഴ്ച ആരംഭിച്ചു. ഫാ. സാൻ ജോസ് അനിൽ കോഴിക്കോട്: പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയ റെയിൽവേയുടെ ജനദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-ജേക പൊതുവിദ്യാഭ്യാസ മേഖലയിലെ വളർച്ച രാജ്യത്തിന് മാതൃക: മന്ത്രി മുക്കം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ പിണറായി സർക്കാർ വലിയ വികസനമാണ് നടത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖല അനധികൃത നിലംനികത്തിൽ: മണിക്കൂറുകൾക്കകം മണ്ണ് മാറ്റിച്ചു കുറ്റ്യാടി: വേളം വില്ലേജിലെ തീക്കുനി ടൗണിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് മണിക്കൂ ‌മുതുകാട്ടിലെ നിർദ്ദിഷ്ട ഇരുമ്പയിർ ഖനന പദ്ധതി ഉപേക്ഷിക്കണം: സമത വിചാര കേന്ദ്രം പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനമായ പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള മുതുകാട്ടിലെ പേരാമ്പ്ര മുക്കം: മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിന് സമീപം വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് പ്രാണ വേദനയാൽ പുളയുകയായിരുന്ന ഗർഭി കുറ്റ്യാടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുറ്റ്യാടി മേഖലതല വായനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഗ്രീൻ എനർജിയിലക്ക് ചുവടു മാറ്റണം: എം.കെ. രാഘവൻ എംപി കോഴിക്കോട്: ഊര്‍ജസംരക്ഷണം മികച്ച രീതിയില്‍ നടക്കുന്നതിന് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് തിരുവമ്പാടി: കോഴിക്കോട് നെഹ്രു യുവ കേന്ദ്രയുടെ സഹകരണത്തോടെ സാസ്കാരിക സംഘടനയായ ആവാസിന്‍റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ‘വനം ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ നടപടി വേണം’ താമരശേരി: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണങ്ങളില്‍ നിന്ന് പൊതു ജനങ്ങളുടെ കൂരാച്ചുണ്ട്: ഇരുന്നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കല്ലാനോട് ഇരുപത്തേഴാംമൈൽ റോഡിന്‍റെ ടാറിംഗ് തകർന്നു. കയറ്റ ആശ്വാസ് പാലിയേറ്റീവ് കെയർ വോളണ്ടിയേഴ്സ് പരിശീലനം മുക്കം: കാരശേരി ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രവും ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി പാലിയേറ്റീവ് കെ കൗമാര പരിശീലനത്തിന് കട്ടിപ്പാറ സ്‌കൂളില്‍ തുടക്കം താമരശേരി: ജില്ലാ പഞ്ചായത്തിന്‍റെ കൗമാര ശാക്തീകരണ പരിപാടിയായ ചങ്കിന് കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്‌കൂളില്‍ തുടക്കമായി വ്യാജ സ്വർണം പണയംവച്ച് പണം തട്ടുന്ന സംഘം പിടിയിൽ കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച്‌ അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പോലീസ് പിടികൂടി. കൊയിലാ കാലിക്കട്ട് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ: ദേവഗിരി ചാമ്പ്യന്മാർ കോഴിക്കോട്: ദേവഗിരി കോളജ് ആതിഥേയത്വം വഹിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ദേവഗിരി കോളജ് വ മാനന്തവാടി: വെള്ളം വീട്ടിൽ എത്തിക്കാനായി നിരവധി ഓഫീസിൽ കയറിയിറങ്ങിയെങ്കിലും അന്ധയായ യുവതിക്ക് കുടിവെള്ളം ഇന്നും കി നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ താനൂർ: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ. ബംഗളൂരുവിലെ നഴ്സിംഗ് സ്ഥാപനത്തിൽ ബിഎസ്‌സി നഴ്സിംഗിന് പ വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നു മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: എല്ലാ റോഡും നന്നാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ക സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് കൽപ്പറ്റ: വില്ലേജ് ഓഫീസുകൾ മുതൽ ജില്ലാ ആസ്ഥാന ഓഫീസായ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സന്പൂർണമാ സിഎന്‍ജി സിലിണ്ടര്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാതകചോര്‍ച്ച ഇന്ന കുറുക്കൻമൂലയിൽ കടുവ‍; വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു മാനന്തവാടി: പയ്യന്പള്ളി കുറുക്കൻമൂലയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെതുടർന്ന് വനം ഭർത്താവിനെ അടിച്ചുകൊന്ന കേസ്: ഭാര്യക്കു ജീവപര്യന്തം ബിഹാർ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ കോഴിക്കോട്: ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍. കോസ്മറ്റോളജി കോഴ്‌സിന്‍റെ പേരില്‍ തട്ടിപ്പ് ഒത്തുതീര്‍പ്പിന് ധാരണ കോഴിക്കോട്: കോസ്മറ്റോളജി കോഴ്‌സിന്‍റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കോഴ്‌സ് നടത്തിയില്ലെന്ന പരാതി 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ കൽപ്പറ്റ: കൊളഗപ്പാറ വട്ടത്തിമൂല കോളനിയിൽനിന്നും 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികളിലൊരാൾ പിടി കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈകുന്നേരം മ കാട്ടുപന്നി ആക്രമണം! വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൂരാച്ചുണ്ട്: യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെചാടി ഇടിച്ച് ഓട്ടോ മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് കഴിഞ്ഞ ദിവ താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെയും എംഎസ്‌ജെ കോഴിക്കോട്: ജില്ലയില്‍ 566 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം തേഞ്ഞിപ്പലം: അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ ആൻഡ് മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍ അന്താരാഷ്‌ട്ര ശില്പശാലയില്‍ ഏറ്റവും മികച്ച ഷർട്ടിടാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മുങ്ങി; നിമിഷങ്ങള്‍ക്കുള്ളില്‍ പൊക്കി കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട രോഗി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍. കുതിരവട്ടം മാനസികാ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ യൂണിയന്‍റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ നാക് സന്ദർശന മുന്നൊരുക്കം: വിസിയുടെ യോഗം ബഹിഷ്കരിച്ചു തേഞ്ഞിപ്പലം: നാക് സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കാലിക്കട്ട്് സർവകലാശാല വൈസ് ചാൻ കോഴിക്കോട് തൊപ്പി സ്ഥാനം മാറിയതിനെ തുടര്‍ന്ന് എസ്ഐയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. കോഴിക്കോട് സിറ്റി ട്രാഫിക് സ്റ്റേ റിസർവ് ബാങ്ക് ഗവർണർ ഭരണകക്ഷിയുടെ ചട്ടുകം: കൺസ്യൂമർ ഫെഡ് ചെയർമാൻ കോഴിക്കോട്: റിസർവ് ബാങ്ക് ഗവർണർ ഭരണകക്ഷിയുടെ ചട്ടുകമായി മാറുകയാണെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്. മൾട്ട കോഴിക്കോട്: നഗരം തിരക്കിലമരുന്നത് പതിവായതോടെ അടിയന്തരമായി പാര്‍ക്കിംഗ് സംവിധാനമൊരുക്കാൻ കോര്‍ കെ-റെയിൽ പദ്ധതി അഴിമതി ലാക്കാക്കിയെന്ന് കേരളാ യൂത്ത്ഫ്രണ്ട് കോഴിക്കോട്: കെ-റെയിൽ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രമാണന്നും കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോൺ മുറംപാത്തിയിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിച്ചു ‌ കോടഞ്ചേരി: മലയോര മേഖലയ്ക്ക് വീണ്ടും ഉണർവേകി കെഎസ്ആർടിസിയുടെ മുറംപാത്തി മുക്കം- കോഴിക്കോട് ബസ് സർവീസ് ആരംഭിച്ചു. കൂരാച്ചുണ്ട്: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിവച്ചുകൊന്നു. കാർ ടയർ പൊട്ടി പോസ്റ്റിലിടിച്ചു; വൈദ്യുതി ബന്ധം നിലച്ചു പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കടിയങ്ങാട് വില്ലേജ് ഓഫീസിനുസമീപം കാർ ടയർ പൊട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോ പരിസ്ഥിതിയെ അറിയാൻ മലകയറി "ലവ് ഗ്രീൻ മൂവ്മെന്‍റ്' കുറ്റ്യാടി: പ്രകൃതിപഠന യാത്രകളിലൂടെ പരിസ്ഥിതി പ്രവർത്തനം നടത്തുക എന്ന ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന 'ലവ് ഗ്രീൻ മൂവ്മ കോഴിക്കോട്: കേരള സ്റ്റേറ്റ് ക്വാറി ആൻഡ് ക്രഷർ ഓപ്പറേറ്റീവ് അസോസിയേഷൻ (കെക്യുസിഎ) സംസ്ഥാന കൺവൻഷൻ കോഴിക്കോട് അളകാപു താമരശേരി താലൂക്കാശുപത്രിയുടെ ഗ്രേഡ് ഉയര്‍ത്താൻ ഇടപെടും: എം.കെ. മുനീര്‍ എംഎല്‍എ താമരശേരി: താമരശേരി താലൂക്കാശുപത്രി‍ ഹെഡ് കോര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കാന്‍ ആരോഗ്യ വേലി വീണ്ടും തകർത്തു; പ്രതിഷേധവുമായി കർഷക സംഘടനകൾ ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിലെ കർഷക നേതാവ് പുതുപ്പറമ്പിൽ ബാബുവിന്‍റെ കൃഷിയിടത്തിനു ചുറ മുക്കം സഹകരണ ബാങ്ക് വീണ്ടും യുഡിഎഫിന്; ഡയറക്ടർമാർ അധികാരമേറ്റു മുക്കം: മുക്കം സർവീസ് സഹകരണ ബാങ്കിന്‍റെ ഭരണസമിതി സസ്‌പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച ജോയിന്‍റ് കോഴിക്കോട്: നഗരത്തില്‍ പയ്യാനക്കലിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ആരാധനാലയങ്ങള്‍, പണി നടക്കുന്ന കെട് പാർക്കിംഗ്; കുടിവെള്ള പദ്ധതിയുടെ ജലസ്രോതസിന് മാലിന്യഭീഷണി കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രത്തിൽ അശാസ്ത്രീയമായി നിർമിച്ച വാഹന കോഴിക്കോട്: ജില്ലയില്‍ 523 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ കോടഞ്ചേരി: നെല്ലിപ്പൊയിൽ കൂരോട്ടുപാറ, മഞ്ഞുമല, കണ്ടപ്പൻചാൽ അടക്കമുള്ള പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന വന്യമൃഗശല്യ കോഴിക്കോട്: സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയത്തിൽ യൗസേപ്പിതാ വർഷ സമാപനം ശനിയാഴ്ച ആരംഭിച്ചു. ഫാ. സാൻ ജോസ് അനിൽ കോഴിക്കോട്: പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയ റെയിൽവേയുടെ ജനദ്രോഹനടപടി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്-ജേക പൊതുവിദ്യാഭ്യാസ മേഖലയിലെ വളർച്ച രാജ്യത്തിന് മാതൃക: മന്ത്രി മുക്കം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ പിണറായി സർക്കാർ വലിയ വികസനമാണ് നടത്തുന്നതെന്നും പൊതുവിദ്യാഭ്യാസ മേഖല അനധികൃത നിലംനികത്തിൽ: മണിക്കൂറുകൾക്കകം മണ്ണ് മാറ്റിച്ചു കുറ്റ്യാടി: വേളം വില്ലേജിലെ തീക്കുനി ടൗണിൽ ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് മണിക്കൂ ‌മുതുകാട്ടിലെ നിർദ്ദിഷ്ട ഇരുമ്പയിർ ഖനന പദ്ധതി ഉപേക്ഷിക്കണം: സമത വിചാര കേന്ദ്രം പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനമായ പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള മുതുകാട്ടിലെ പേരാമ്പ്ര മുക്കം: മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിന് സമീപം വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് പ്രാണ വേദനയാൽ പുളയുകയായിരുന്ന ഗർഭി കുറ്റ്യാടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കുറ്റ്യാടി മേഖലതല വായനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഗ്രീൻ എനർജിയിലക്ക് ചുവടു മാറ്റണം: എം.കെ. രാഘവൻ എംപി കോഴിക്കോട്: ഊര്‍ജസംരക്ഷണം മികച്ച രീതിയില്‍ നടക്കുന്നതിന് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് തിരുവമ്പാടി: കോഴിക്കോട് നെഹ്രു യുവ കേന്ദ്രയുടെ സഹകരണത്തോടെ സാസ്കാരിക സംഘടനയായ ആവാസിന്‍റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ‘വനം ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ നടപടി വേണം’ താമരശേരി: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണങ്ങളില്‍ നിന്ന് പൊതു ജനങ്ങളുടെ കൂരാച്ചുണ്ട്: ഇരുന്നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കല്ലാനോട് ഇരുപത്തേഴാംമൈൽ റോഡിന്‍റെ ടാറിംഗ് തകർന്നു. കയറ്റ ആശ്വാസ് പാലിയേറ്റീവ് കെയർ വോളണ്ടിയേഴ്സ് പരിശീലനം മുക്കം: കാരശേരി ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രവും ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി പാലിയേറ്റീവ് കെ കൗമാര പരിശീലനത്തിന് കട്ടിപ്പാറ സ്‌കൂളില്‍ തുടക്കം താമരശേരി: ജില്ലാ പഞ്ചായത്തിന്‍റെ കൗമാര ശാക്തീകരണ പരിപാടിയായ ചങ്കിന് കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്‌കൂളില്‍ തുടക്കമായി വ്യാജ സ്വർണം പണയംവച്ച് പണം തട്ടുന്ന സംഘം പിടിയിൽ കോഴിക്കോട്: മുക്കുപണ്ടം പണയം വച്ച്‌ അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പോലീസ് പിടികൂടി. കൊയിലാ കാലിക്കട്ട് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ: ദേവഗിരി ചാമ്പ്യന്മാർ കോഴിക്കോട്: ദേവഗിരി കോളജ് ആതിഥേയത്വം വഹിച്ച കാലിക്കട്ട് യൂണിവേഴ്സിറ്റി എ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ദേവഗിരി കോളജ് വ മാനന്തവാടി: വെള്ളം വീട്ടിൽ എത്തിക്കാനായി നിരവധി ഓഫീസിൽ കയറിയിറങ്ങിയെങ്കിലും അന്ധയായ യുവതിക്ക് കുടിവെള്ളം ഇന്നും കി നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ യുവാവ് പിടിയിൽ താനൂർ: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ. ബംഗളൂരുവിലെ നഴ്സിംഗ് സ്ഥാപനത്തിൽ ബിഎസ്‌സി നഴ്സിംഗിന് പ വര്‍ക്കിംഗ് കലണ്ടര്‍ കൊണ്ടുവരുമെന്നു മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: എല്ലാ റോഡും നന്നാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ക സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് കൽപ്പറ്റ: വില്ലേജ് ഓഫീസുകൾ മുതൽ ജില്ലാ ആസ്ഥാന ഓഫീസായ കളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽ നീക്കം സന്പൂർണമാ സിഎന്‍ജി സിലിണ്ടര്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് വാതകചോര്‍ച്ച ഇന്ന കുറുക്കൻമൂലയിൽ കടുവ‍; വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു മാനന്തവാടി: പയ്യന്പള്ളി കുറുക്കൻമൂലയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെതുടർന്ന് വനം ഭർത്താവിനെ അടിച്ചുകൊന്ന കേസ്: ഭാര്യക്കു ജീവപര്യന്തം ബിഹാർ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ കോഴിക്കോട്: ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയില്‍. കോസ്മറ്റോളജി കോഴ്‌സിന്‍റെ പേരില്‍ തട്ടിപ്പ് ഒത്തുതീര്‍പ്പിന് ധാരണ കോഴിക്കോട്: കോസ്മറ്റോളജി കോഴ്‌സിന്‍റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കോഴ്‌സ് നടത്തിയില്ലെന്ന പരാതി 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ കൽപ്പറ്റ: കൊളഗപ്പാറ വട്ടത്തിമൂല കോളനിയിൽനിന്നും 102 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികളിലൊരാൾ പിടി കോഴിക്കോട്: ചെട്ടിക്കടവ് പാലത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈകുന്നേരം മ കാട്ടുപന്നി ആക്രമണം! വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കൂരാച്ചുണ്ട്: യാത്ര ചെയ്യുന്നതിനിടെ കാട്ടുപന്നി റോഡിന് കുറുകെചാടി ഇടിച്ച് ഓട്ടോ മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് കഴിഞ്ഞ ദിവ താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെയും എംഎസ്‌ജെ കോഴിക്കോട്: ജില്ലയില്‍ 566 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല; സർക്കാർ ഉത്തരവിറങ്ങി തൃശൂരിൽ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല; സർക്കാർ ഉത്തരവിറങ്ങി തൃശൂരിൽ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കണ്ണൂര്‍:ജീവിതസായാഹ്നത്തില്‍ ഒറ്റപെട്ടവര്‍ക്കൊപ്പം പൊന്നോണത്തിന്ന് നിറപ്പകിട്ടുമായി ജി ഐ ഒ ചക്കരക്കല്‍ ഏരിയ ഒത്തുകൂടി.മേലെചൊവ്വ അമലാഭവനില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട 50ഓളം അമ്മമാര്‍ക്കൊപ്പം മധുരം പങ്കിട്ടു0 സദ്യ ഒരുക്കിയു0 തിരുവോണത്തിന് Read more കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം, ബലിപെരുന്നാൡനോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി നിര്‍മ്മിച്ച് സ്‌നേഹ വീട് സന്ദര്‍ശനം നടത്തി. അവരുടെ കൂടെ ഒരു ദിവസം ചെലവഴിക്കുകയും ഉച്ചഭക്ഷണം വിതരണം ചെ Read more ഹാദിയയുടെ നീതിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം പാലക്കാട്: മതം മാറിയതിന്റെ പേരില്‍ വീട്ട് തടങ്കലിലാക്കപ്പെട്ട ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രക്കും, വനിതാ കമ്മീഷനും ജി.ഐ.ഒ കേരള നല്‍കുന്ന ഹരിജിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ Read more ഈദ് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി മലപ്പുറം: ജി ഐ ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ഓണത്തോടനുബനധിച്ച് ഏമങ്ങാട് കിറ്റമുണ്ട കോളനിയില്‍ ഓണക്കിറ്റ് വ ത ര ണ വും കലാപരിപാടികളും സംഘടിപ്പിച്ചു കൃഷ്ണന്‍ കുനിയില്‍ ജില്ലാ സെക്രട്ടറി ,സംസ്ഥാന സമിതി അംഗം (WPI) ഉത്ഘാടനം ചെയ്തു സംസാരിച്ചു Read more മൂല്യാധിഷ്ഠിത ജനാധിപത്യം ഇന്നും അന്യമാണ് കെ.എന്‍.എ ഖാദര്‍ കോഴിക്കോട്: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏകാധിപതികളായി മാറുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും മൂല്യാധിഷ്ഠിത ജനാധിപത്യം ഇന്നും അന്യമാണെന്നും മുന്‍ എം.എല്‍.എ കെ.എം.എ ഖാദര്‍. കേരളത്തിലെ ദളിത് ന്യൂനപക്ഷ വേട്ടയുടെ ചരിത്രം എന്ന Read more ഹാദിയ കേസ്: ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖശര്‍മയെ സന്ദര്‍ശിച്ചു. ഹാദിയയുമായി ആശയ വിനിമയം സാധ്യമാക്കുക, അവരുടെ ആരോഗ്യ ക്ഷേമം ഉറപ്പുവരുത്താനായി മെഡിക്ക ലക്നൗ: ഉത്തര്‍പ്രദേശില്‍ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.കാന്‍പൂരില്‍ നിന്നുള്ള വ്യോമസേന ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് കേരളത്തിലും മഹാരാഷ്ട്രയിലുമാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ഇയാളുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി പൂണെയിലേയ്ക്ക് അയച്ചത്. പരിശോധന ഫലത്തില്‍ രോഗിക്ക് സിക്ക വൈറസ് ബാധയാണെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ ആദ്യ വൈറസ് ബാധയാണിതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന പ്രദേശം അണുവിമുക്തമാക്കിയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഈഡിസ് കൊതുകുകളാണ് വൈറസ് വാഹകര്‍. 1952ല്‍ ഉഡാണ്ടയിലും ടാന്‍സാമിയയിലുമാണ് സിക്ക വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, പേശി വേദന, തലവേദന എന്നിവയാണ് രോഗലക്ഷണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. Previous: ഇതരമതസ്ഥയെ പ്രണയിച്ചെന്നാരോപിച്ച് വീണ്ടും കൊലപാതകം Next: നവജാത ശിശു വൈകല്യ ചികിൽസാ പരിചരണകേന്ദ്രം മാറ്റാൻ ശ്രമം: റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. – SHOPPEX NIGERIA on റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. December 2, 2021 […] റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ … […] Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതി കുത്തിക്കൊന്നു; കൃത്യമായ ആസൂത്രണം, പ്രതികാരം കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികള്‍ ആസൂത്രണം ചെയ്തുതുടങ്ങി. ചെന്നൈ: മകനെ കൊലപ്പെടുത്തിയ മുന്‍ കാമുകനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി നാഗരാജനെയാണ് മുന്‍ കാമുകി മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുളയുടെ ഒമ്പതുവയസുകാരനായ മകനെ കൊലപ്പെടുത്തി ജയിലിലായ നാഗരാജന്‍ ജാമ്യത്തിലിറങ്ങിയപ്പോളാണ് യുവതിയും സംഘവും കൃത്യം നടത്തിയത്. ചെന്നൈയില്‍ എന്‍ജിനീയറായിരുന്ന മഞ്ജുളയും വീടിന് സമീപം താമസിച്ചിരുന്ന നാഗരാജനും തമ്മില്‍ നേരത്തെ വിവാഹേതര ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് കാര്‍ത്തികേയനും ഒമ്പതുവയസുകാരനായ മകന്‍ റിതീഷും അടങ്ങുന്ന കുടുംബത്തില്‍ ഇതിനെചൊല്ലി കലഹവുമുണ്ടായി. എന്നാല്‍ ഭര്‍ത്താവറിയാതെ യുവതി നാഗരാജനുമായുള്ള ബന്ധം രഹസ്യമായി തുടര്‍ന്നു. ഇതിനിടെയാണ് മഞ്ജുളയോടൊപ്പം ജീവിക്കാന്‍ മകന്‍ തടസമാകുമെന്ന് കരുതി നാഗരാജന്‍ അരുംകൊല നടത്തിയത്. ഒമ്പത് വയസുകാരനായ റിതീഷിനെ നാഗരാജന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊലപ്പെടുത്തി. മഞ്ജുള അറിയാതെയായിരുന്നു കൊലപാതകം. പിന്നീട് പോലീസ് അന്വേഷണത്തില്‍ നാഗരാജന്‍ പിടിയിലായി. മകന്റെ കൊലപാതകത്തിന് പിന്നാലെ മഞ്ജുളയുടെ ഭര്‍ത്താവ് കാര്‍ത്തികേയന്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. എന്നാല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെങ്കിലും ഭാര്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. സ്വത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തികേയന്‍ മഞ്ജുളയെ നിരന്തരം ശല്യംചെയ്തു. ഇതോടെ മകനെ കൊലപ്പെടുത്തിയ നാഗരാജനെയും ഭര്‍ത്താവിനെയും ഇല്ലാതാക്കണമെന്ന് മഞ്ജുള മനസിലുറപ്പിച്ചു. പുതുവര്‍ഷരാത്രി തേങ്ങ മോഷ്ടിക്കാന്‍ കയറിയ സിപിഎം നേതാവ് തെങ്ങില്‍ കുരുങ്ങി അയോധ്യയിലെ ക്ഷേത്രവളപ്പില്‍ യുവതിയെ തടവിലാക്കി പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍ ഭര്‍ത്താവിനെ വകവരുത്താന്‍ മഞ്ജുള ഒരു തോക്ക് വാങ്ങിയെങ്കിലും സുഹൃത്ത് ഇവരെ കബളിപ്പിച്ചു. യഥാര്‍ഥ തോക്കിന് പകരം കളിത്തോക്ക് വാങ്ങിനല്‍കിയാണ് സുഹൃത്ത് യുവതിയെ പറ്റിച്ചത്. ഈ സംഭവം പിന്നീട് പോലീസ് കേസായെങ്കിലും ഇരുവരും ജാമ്യം നേടി പുറത്തിറങ്ങി. എന്നാല്‍ ഇതിനുശേഷവും മഞ്ജുള പ്രതികാരം ചെയ്യണമെന്ന തീരുമാനത്തില്‍നിന്ന് പിന്മാറിയില്ല. കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നാഗരാജന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ മഞ്ജുള പദ്ധതികള്‍ ആസൂത്രണം ചെയ്തുതുടങ്ങി. സുഹൃത്തുക്കളായ ദിനേഷ്, ശ്യാം, സന്തോഷ് കുമാര്‍ എന്നിവരുമായി ചേര്‍ന്ന് കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സംഭരിച്ചു. തുടര്‍ന്നാണ് നാഗരാജന്‍ ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോള്‍ കൃത്യം നടത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നാഗരാജന്‍ ഓഫീസില്‍നിന്നിറങ്ങിയതിന് പിന്നാലെ ബൈക്കുകളിലെത്തിയ സംഘം ഇയാളെ ആയുധങ്ങളുമായി ആക്രമിച്ചു. മഞ്ജുളയും സ്ഥലത്തെത്തി. തുടര്‍ന്ന് മഞ്ജുളയും സുഹൃത്തുക്കളും ചേര്‍ന്ന് നാഗരാജനെ കുത്തിക്കൊല്ലുകയായിരുന്നു. ശരീരമാസകലം കുത്തേറ്റ നാഗരാജന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിനുശേഷം മഞ്ജുളയും സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. നിലവില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെ ജൂവലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു തൃശ്ശൂര്‍: വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി കൗമാരക്കാരന്‍ ഗർഭിണിയായ സഹോദരിയുടെ കഴുത്തറുത്തു; അമ്മ കാല്‍ പിടിച്ചുവെച്ചു, തല പ്രദർശിപ്പിച്ചു മടവൂര്‍പ്പാറയ്ക്കടുത്ത് അസ്ഥികൂടം; കാണാതായ സ്ത്രീയുടേതെന്ന് സംശയം ബസില്‍ മാല മോഷണം; മധുര സ്വദേശിനിയെ മാല നഷ്ടപ്പെട്ട സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടി യുവാവ് സഹോദരീ ഭര്‍ത്താവിനെ വെട്ടിക്കൊന്നു; കാറില്‍ പിന്തുടര്‍ന്നെത്തി വെട്ടിവീഴ്ത്തി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെ ജൂവലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്ന്; സംഘാടകര്‍ പിടിയിലായതറിഞ്ഞ് മോഡലുകള്‍ മുങ്ങി ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ലോഡ്ജ് പൂട്ടി; ഉടമയായ സ്ത്രീ ഒളിവില്‍ വിവാഹിതനായ കാര്യം മറച്ചുവെച്ചു; മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു ഫേസ്ബുക്ക് വഴി പരിചയപ്പെടും, സമ്മാനവാഗ്ദാനം നല്‍കി തട്ടിപ്പ്; നൈജീരിയക്കാരനും യുവതിയും അറസ്റ്റില്‍ കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരം വിതരണം ചെയ്യണം: പ്രമോദ് നാരായണ്‍ എംഎല്‍എ റാന്നി: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് യഥാര്‍ഥ നാശനഷ്ട കണക്കെടുത്ത് നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ നിവേദനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രി കെ. രാജനോടും അഭ്യര്‍ഥിച്ചു. മണിമലയാര്‍ കരകവിഞ്ഞ് കോട്ടാങ്ങല്‍ പഞ്ചായത്തിലെ നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി. കൃഷി നശിച്ചു കന്നുകാലികള്‍ ഉള്‍പ്പെടെയുള്ളവ ഒഴുകിപ്പോയി. ഏകദേശം അഞ്ചു കോടി രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടലുണ്ടായി ഇതേപോലെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ രണ്ട് പ്രകൃതിക്ഷോഭങ്ങള്‍ക്കും ഇരയായവര്‍ക്കു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരിമിതമായ നഷ്ടപരിഹാരം ഒഴിവാക്കി യഥാര്‍ഥ കണക്കുകളുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു മല്ലപ്പള്ളി: നിയന്ത്രണംവിട്ട വാൻ മറ്റൊരു വാഹനത്തിൽ ഇടിച്ചു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഫെഡറൽ വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു മല്ലപ്പള്ളി: നിയന്ത്രണംവിട്ട വാൻ മറ്റൊരു വാഹനത്തിൽ ഇടിച്ചു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഫെഡറൽ പെരുനാട് മഠത്തുംമൂഴി ഇടത്താവളത്തിൽ സുഭിക്ഷ ഹോട്ടൽ ‌ പെരുനാട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ ശബരിമല തീർഥാട ത്തോടനുബന്ധിച്ച് പെരുനാട് മ പത്തനംതിട്ട മിലിറ്ററി കാന്‍റീൻ; സമയ ക്രമീകരണം ‌ പത്തനംതിട്ട: മിലിറ്ററി കാന്‍റീനിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സർവീസ് നന്പറിന്‍റെ അവസാന നന്പർ അനുസരിച്ച് പൂജ്യവും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കണ്ടെത്തുകയെന്നതാണ് പ്രധാനം: ജില്ലാ ജഡ്ജി പത്തനംതിട്ട: കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാൽ പ്രശ്നം വഷളാക ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം പത്തനംതിട്ട: ഗാന്ധിയൻ ദർശനങ്ങൾ മനുഷ്യത്വത്തിൽ അധിഷ്ഠിതമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഡിജെ പാർട്ടികൾ നിരോധിക്കണം: അലക്സ് കോഴിമല ‌ കോഴഞ്ചേരി: ഡിജെ പാർട്ടികൾ ലഹരി കച്ചവടത്തിന് മറയായി മാറുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇവ നിരോധിക്കാൻ സർക്കാർ പരന്പരാഗത കാനനപാതയിൽ ഭക്തർക്കൊപ്പം ശബരിമല യാത്ര നടത്തുമെന്ന് വിഎച്ച്പി ‌ പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത ഉടൻ തുറന്നു കൊടുക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യ തട്ടയിൽ: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒടുക്കേണ്ട കെട്ടിട നികുതി സ്വീകരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ പത്തനംതിട്ട: ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. ബി. ആർ. അംബേദ്കറുടെ അറുപത പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്ര സേന ക്ലബും പത്തനംതിട്ട സോയിൽ സർവേ ഓഫീസും സംയുക്തമായി ലോക മ ‌മണ്ണു പരിശോധനയും കാർഡ് വിതരണവും ‌ വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ മണ്ണു പരിശോധനയും കാർഡ് വിതരണവും നടത്തി. മഴക്കെടുതിയിൽ ഇഞ്ചി, കുരുമുളക് കർഷകരും പ്രതിസന്ധിയിൽ ‌ പത്തനംതിട്ട: തുടർച്ചയായ മഴ ഇഞ്ചി, കുരുമുളക് കർഷകരെയും നഷ്ടത്തിലാക്കി. മഴയും പ്രളയവും കാരണം വൻ നഷ്ടമാണ് കാർഷിക മേ തിരുവല്ല; സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന നീക്ക മലേറിയ നിർമാർജനത്തിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു ‌ പത്തനംതിട്ട: ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റിൽ എഡിഎം അലക്സ് പി. തോമസിന്‍റെ അധ്യക്ഷതയിൽ ചേർന ബംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് നഷ്ടപരിഹാരം 51 ലക്ഷം ‌ പത്തനംതിട്ട: ബംഗളൂരു മാരുതി നഗറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി എംബിഎ ബിരുദധാരി റെൻവിൻ കെ. രാജുവ കരുണയുടെ കാവൽ മാലാഖ പദ്ധതിയിൽ ഭക്ഷ്യക്കിറ്റുകൾ നൽകി റാന്നി: മലങ്കര കത്തോലിക്കാ സഭ ഗുഡ്ഗാവ് രൂപതാധ്യക്ഷനായിരുന്നു കാലം ചെയ്ത ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ സ്മ ശബരിമല: ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. നടപ്പന്തൽ നിറഞ്ഞു ഭക്തരെത്തി യതോടെ ഘട്ടംഘട്ടമായാണ് പതിനെട്ട ചുങ്കപ്പാറ: കോട്ടാങ്ങൽ സെന്‍റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർഥികളെ തടഞ്ഞുവച്ച് "ഐ ആം ബാർബറി' എന്നെഴുതിയ ബാഡ്ജ് ധരിപ്പിച് മല്ലപ്പള്ളി: ക്രൈസ്തവ സഭകൾ സമുദായത്തിനതീതമായ കൂട്ടായ്മകളായി വളരണമെന്ന് ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീ നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്പെൻസർ; മാസ്ക് വിതരണം ‌ ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ വെർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്പെൻസർ സ്ഥാപിച്ചു. സെന്‍റ് ഗ്രീഗോറിയോസ് സ്കൂളിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു കൈപ്പട്ടൂർ: സെന്‍റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കംപ്യൂട്ടർ ലാബിന്‍റെ സമർപ്പണ സമ്മേളനം ബസേലിയ എക്സൈസ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചു ‌ പത്തനംതിട്ട: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും വർ ‌കോന്നി: സായാഹ്നം ആനന്ദകരമാക്കാൻ വിശ്രമസ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരുകൂട്ടം ചെറുപ്പക്കാർ. റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കാൻ അടിയന്തര നടപടി: പ്രമോദ് നാരായണ്‍ റാന്നി: വിദ്യാർഥികളിൽ നിന്നുള്ള ആശയം ഉൾക്കൊണ്ട് റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക് പന്പ: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പന്പാനദിക്കു കുറുകെ ഞുണങ്ങാറിൽ ജലസേചന വകുപ്പ് നിർമിച്ച താത്കാലിക പാലം തുറ കോമളം പാലത്തിനു കീഴിലെ മാലിന്യങ്ങൾ നീക്കിയില്ല ‌ വെണ്ണിക്കുളം: അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിന്‍റെ തൂണുകളിൽ അടിഞ്ഞ തിരുവല്ല: കേന്ദ്ര ഊർജ്ജ വകുപ്പിന്‍റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, നാഷണൽ തെർമൽ പവർ കോർപറേഷൻ, സംസ്ഥാന കെ റെയിൽ പദ്ധതി അംഗീകരിക്കാനാകില്ല: പുതുശേരി ‌ പത്തനംതിട്ട: കേരളത്തെ കടക്കെണിയിലാക്കുന്നതും സാധാരണക്കാരന് പ്രയോജനം ചെയ്യാത്തതും പരിസ്ഥിതി വിനാശകരവുമായ കെ റെയ പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സ്വന്തം വസ്തുവിൽ കുടിലുകളിൽ താമസിക്കുന്ന ശബരിമലയിൽ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി ‌ ശബരിമല: സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായ റാന്നി: ശബരിമല തീർഥാടനത്തിന്‍റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത 2022 മാർച്ചിൽ ജില്ലയെ മലന്പനി വിമുക്തമായി പ്രഖ്യാപിക്കും ‌ പത്തനംതിട്ട: സുസ്ഥിര വികസന ലക്ഷ്യത്തോടനുബന്ധിച്ച് 2022 മാർച്ചിൽ പത്തനംതിട്ട ജില്ലയെ മലന്പനി വിമുക്ത ജില്ലയായി പ്രഖ് സന്ദീപ് കൊലക്കേസ് പ്രതികളുടെ ക്രിമിനൽപശ്ചാത്തലം കൂടുതൽ അന്വേഷിക്കും ‌ തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടു റിമാൻഡിലുള്ള പ്രതികൾ ജനറൽ ആശുപത്രിക്ക് രണ്ടുകോടിയുടെ വൈദ്യുതി കുടിശിക ‌ പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യുതി കുടിശിക രണ്ടു കോടിയോളം രൂപ. 44 മാസത്തെ തുകയാണിത്. ‌ പത്തനംതിട്ട: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി ഓറഞ്ച് ദി വേൾഡ് കാന്പെയ്ന്‍റെ ഭാഗമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, അനിലകുമാരിക്ക് ആധാരപകർപ്പ് ലഭിക്കും ‌ റാന്നി: മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലും മാധ്യമ വാർത്തകളും തുണയായി, അനില കുമാരിക്ക് ആധാരത്തിന്‍റെ പകർപ്പുകൾ ല അലക്സ് കണ്ണമല ഓട്ടോകാസ്റ്റ് ചെയർമാൻ ‌ പത്തനംതിട്ട: കേരള സർക്കാർ ഉടമസ്ഥതയിലുള്ള ചേർത്തല ഓട്ടോകാസ്റ്റിന്‍റെ ചെയർമാനായി അലക്സ് കണ്ണമല ഇന്നു ചുമതലയേൽക് വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളില്‍ വിശ്വാസത്തിന്‍റെ സമ്പത്ത് സുരക്ഷിതം: മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്‍റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യ പ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പ യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യം: മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യമായി പ്രശോഭിക്കണമെന്ന് ആർച്ച്ബിഷപ് മാർ ജൂണിയർ അത്‌ലറ്റിക് മീറ്റിൽ സഹോദരങ്ങൾക്ക് ഇരട്ടനേട്ടം പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ജൂണിയർ അത്‌ലറ്റിക് മീറ്റിൽ സഹോദരങ്ങൾക്ക് ഇരട്ടനേട്ടം. അഭിത, അഭിത് എന്നിവ പിഎം റോഡ് വികസനം :നിർമാണ ജോലികൾ വേഗത്തിലാക്കി ‌ പത്തനംതിട്ട: പുനർനിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മണ്ണാരക്കുളഞ്ഞി ഭാഗത്തെ അടുത്തഘട് തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് പത്തനംതിട്ട: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ പാളി. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ജില്ലയില്‍ 10,021 ആളുക കനത്ത മഴയിലും ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം ശബരിമല: സന്നിധാനത്ത് ശനിയാഴ്ച വൈകുന്നേരം നട തുറക്കുമ്പോള്‍ കനത്ത മഴയായിരുന്നെങ്കിലും ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹ ശബരിമല: ദര്‍ശന സൗകര്യത്തിനായി വെര്‍ച്വല്‍ ക്യൂവിനു പുറമേ സ്‌പോട്ട് ബുക്കിംഗിനും ആവശ്യക്കാരേറി. പത്തനംതിട്ട: ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ ദേഹവിയോഗ അനുസ്മരണം വാ തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുട പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 211 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 201811 പേര്‍ക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടു വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു മല്ലപ്പള്ളി: നിയന്ത്രണംവിട്ട വാൻ മറ്റൊരു വാഹനത്തിൽ ഇടിച്ചു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഫെഡറൽ വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു മല്ലപ്പള്ളി: നിയന്ത്രണംവിട്ട വാൻ മറ്റൊരു വാഹനത്തിൽ ഇടിച്ചു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന ഫെഡറൽ പെരുനാട് മഠത്തുംമൂഴി ഇടത്താവളത്തിൽ സുഭിക്ഷ ഹോട്ടൽ ‌ പെരുനാട്: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ ശബരിമല തീർഥാട ത്തോടനുബന്ധിച്ച് പെരുനാട് മ പത്തനംതിട്ട മിലിറ്ററി കാന്‍റീൻ; സമയ ക്രമീകരണം ‌ പത്തനംതിട്ട: മിലിറ്ററി കാന്‍റീനിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സർവീസ് നന്പറിന്‍റെ അവസാന നന്പർ അനുസരിച്ച് പൂജ്യവും കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കണ്ടെത്തുകയെന്നതാണ് പ്രധാനം: ജില്ലാ ജഡ്ജി പത്തനംതിട്ട: കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാൽ പ്രശ്നം വഷളാക ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം പത്തനംതിട്ട: ഗാന്ധിയൻ ദർശനങ്ങൾ മനുഷ്യത്വത്തിൽ അധിഷ്ഠിതമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഡിജെ പാർട്ടികൾ നിരോധിക്കണം: അലക്സ് കോഴിമല ‌ കോഴഞ്ചേരി: ഡിജെ പാർട്ടികൾ ലഹരി കച്ചവടത്തിന് മറയായി മാറുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇവ നിരോധിക്കാൻ സർക്കാർ പരന്പരാഗത കാനനപാതയിൽ ഭക്തർക്കൊപ്പം ശബരിമല യാത്ര നടത്തുമെന്ന് വിഎച്ച്പി ‌ പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത ഉടൻ തുറന്നു കൊടുക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യ തട്ടയിൽ: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒടുക്കേണ്ട കെട്ടിട നികുതി സ്വീകരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ പത്തനംതിട്ട: ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. ബി. ആർ. അംബേദ്കറുടെ അറുപത പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്ര സേന ക്ലബും പത്തനംതിട്ട സോയിൽ സർവേ ഓഫീസും സംയുക്തമായി ലോക മ ‌മണ്ണു പരിശോധനയും കാർഡ് വിതരണവും ‌ വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ മണ്ണു പരിശോധനയും കാർഡ് വിതരണവും നടത്തി. മഴക്കെടുതിയിൽ ഇഞ്ചി, കുരുമുളക് കർഷകരും പ്രതിസന്ധിയിൽ ‌ പത്തനംതിട്ട: തുടർച്ചയായ മഴ ഇഞ്ചി, കുരുമുളക് കർഷകരെയും നഷ്ടത്തിലാക്കി. മഴയും പ്രളയവും കാരണം വൻ നഷ്ടമാണ് കാർഷിക മേ തിരുവല്ല; സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന നീക്ക മലേറിയ നിർമാർജനത്തിന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു ‌ പത്തനംതിട്ട: ജില്ലാതല ആരോഗ്യ ജാഗ്രതാ യോഗം പത്തനംതിട്ട കളക്ടറേറ്റിൽ എഡിഎം അലക്സ് പി. തോമസിന്‍റെ അധ്യക്ഷതയിൽ ചേർന ബംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിക്ക് നഷ്ടപരിഹാരം 51 ലക്ഷം ‌ പത്തനംതിട്ട: ബംഗളൂരു മാരുതി നഗറിൽ വാഹനാപകടത്തിൽ പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി എംബിഎ ബിരുദധാരി റെൻവിൻ കെ. രാജുവ കരുണയുടെ കാവൽ മാലാഖ പദ്ധതിയിൽ ഭക്ഷ്യക്കിറ്റുകൾ നൽകി റാന്നി: മലങ്കര കത്തോലിക്കാ സഭ ഗുഡ്ഗാവ് രൂപതാധ്യക്ഷനായിരുന്നു കാലം ചെയ്ത ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ സ്മ ശബരിമല: ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. നടപ്പന്തൽ നിറഞ്ഞു ഭക്തരെത്തി യതോടെ ഘട്ടംഘട്ടമായാണ് പതിനെട്ട ചുങ്കപ്പാറ: കോട്ടാങ്ങൽ സെന്‍റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർഥികളെ തടഞ്ഞുവച്ച് "ഐ ആം ബാർബറി' എന്നെഴുതിയ ബാഡ്ജ് ധരിപ്പിച് മല്ലപ്പള്ളി: ക്രൈസ്തവ സഭകൾ സമുദായത്തിനതീതമായ കൂട്ടായ്മകളായി വളരണമെന്ന് ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീ നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്പെൻസർ; മാസ്ക് വിതരണം ‌ ശബരിമല: സന്നിധാനത്ത് നടപ്പന്തലിൽ വെർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്പെൻസർ സ്ഥാപിച്ചു. സെന്‍റ് ഗ്രീഗോറിയോസ് സ്കൂളിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു കൈപ്പട്ടൂർ: സെന്‍റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കംപ്യൂട്ടർ ലാബിന്‍റെ സമർപ്പണ സമ്മേളനം ബസേലിയ എക്സൈസ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചു ‌ പത്തനംതിട്ട: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനവും വിപണനവും വർ ‌കോന്നി: സായാഹ്നം ആനന്ദകരമാക്കാൻ വിശ്രമസ്ഥലം ഒരുക്കുകയാണ് ചെങ്ങറയിലെ ഒരുകൂട്ടം ചെറുപ്പക്കാർ. റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കാൻ അടിയന്തര നടപടി: പ്രമോദ് നാരായണ്‍ റാന്നി: വിദ്യാർഥികളിൽ നിന്നുള്ള ആശയം ഉൾക്കൊണ്ട് റാന്നിയിൽ സ്കിൽ പാർക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക് പന്പ: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പന്പാനദിക്കു കുറുകെ ഞുണങ്ങാറിൽ ജലസേചന വകുപ്പ് നിർമിച്ച താത്കാലിക പാലം തുറ കോമളം പാലത്തിനു കീഴിലെ മാലിന്യങ്ങൾ നീക്കിയില്ല ‌ വെണ്ണിക്കുളം: അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിന്‍റെ തൂണുകളിൽ അടിഞ്ഞ തിരുവല്ല: കേന്ദ്ര ഊർജ്ജ വകുപ്പിന്‍റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, നാഷണൽ തെർമൽ പവർ കോർപറേഷൻ, സംസ്ഥാന കെ റെയിൽ പദ്ധതി അംഗീകരിക്കാനാകില്ല: പുതുശേരി ‌ പത്തനംതിട്ട: കേരളത്തെ കടക്കെണിയിലാക്കുന്നതും സാധാരണക്കാരന് പ്രയോജനം ചെയ്യാത്തതും പരിസ്ഥിതി വിനാശകരവുമായ കെ റെയ പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സ്വന്തം വസ്തുവിൽ കുടിലുകളിൽ താമസിക്കുന്ന ശബരിമലയിൽ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി ‌ ശബരിമല: സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായ റാന്നി: ശബരിമല തീർഥാടനത്തിന്‍റെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം നിഷേധിക്കുന്നത 2022 മാർച്ചിൽ ജില്ലയെ മലന്പനി വിമുക്തമായി പ്രഖ്യാപിക്കും ‌ പത്തനംതിട്ട: സുസ്ഥിര വികസന ലക്ഷ്യത്തോടനുബന്ധിച്ച് 2022 മാർച്ചിൽ പത്തനംതിട്ട ജില്ലയെ മലന്പനി വിമുക്ത ജില്ലയായി പ്രഖ് സന്ദീപ് കൊലക്കേസ് പ്രതികളുടെ ക്രിമിനൽപശ്ചാത്തലം കൂടുതൽ അന്വേഷിക്കും ‌ തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടു റിമാൻഡിലുള്ള പ്രതികൾ ജനറൽ ആശുപത്രിക്ക് രണ്ടുകോടിയുടെ വൈദ്യുതി കുടിശിക ‌ പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യുതി കുടിശിക രണ്ടു കോടിയോളം രൂപ. 44 മാസത്തെ തുകയാണിത്. ‌ പത്തനംതിട്ട: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി ഓറഞ്ച് ദി വേൾഡ് കാന്പെയ്ന്‍റെ ഭാഗമായ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, അനിലകുമാരിക്ക് ആധാരപകർപ്പ് ലഭിക്കും ‌ റാന്നി: മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലും മാധ്യമ വാർത്തകളും തുണയായി, അനില കുമാരിക്ക് ആധാരത്തിന്‍റെ പകർപ്പുകൾ ല അലക്സ് കണ്ണമല ഓട്ടോകാസ്റ്റ് ചെയർമാൻ ‌ പത്തനംതിട്ട: കേരള സർക്കാർ ഉടമസ്ഥതയിലുള്ള ചേർത്തല ഓട്ടോകാസ്റ്റിന്‍റെ ചെയർമാനായി അലക്സ് കണ്ണമല ഇന്നു ചുമതലയേൽക് വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളില്‍ വിശ്വാസത്തിന്‍റെ സമ്പത്ത് സുരക്ഷിതം: മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്‍റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യ പ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പ യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യം: മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യമായി പ്രശോഭിക്കണമെന്ന് ആർച്ച്ബിഷപ് മാർ ജൂണിയർ അത്‌ലറ്റിക് മീറ്റിൽ സഹോദരങ്ങൾക്ക് ഇരട്ടനേട്ടം പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ജൂണിയർ അത്‌ലറ്റിക് മീറ്റിൽ സഹോദരങ്ങൾക്ക് ഇരട്ടനേട്ടം. അഭിത, അഭിത് എന്നിവ പിഎം റോഡ് വികസനം :നിർമാണ ജോലികൾ വേഗത്തിലാക്കി ‌ പത്തനംതിട്ട: പുനർനിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മണ്ണാരക്കുളഞ്ഞി ഭാഗത്തെ അടുത്തഘട് തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് പത്തനംതിട്ട: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ പാളി. കഴിഞ്ഞ 11 മാസത്തിനുള്ളില്‍ ജില്ലയില്‍ 10,021 ആളുക കനത്ത മഴയിലും ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം ശബരിമല: സന്നിധാനത്ത് ശനിയാഴ്ച വൈകുന്നേരം നട തുറക്കുമ്പോള്‍ കനത്ത മഴയായിരുന്നെങ്കിലും ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹ ശബരിമല: ദര്‍ശന സൗകര്യത്തിനായി വെര്‍ച്വല്‍ ക്യൂവിനു പുറമേ സ്‌പോട്ട് ബുക്കിംഗിനും ആവശ്യക്കാരേറി. പത്തനംതിട്ട: ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ ദേഹവിയോഗ അനുസ്മരണം വാ തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുട പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 211 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 201811 പേര്‍ക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടു തൃശൂരിൽ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി ഒമിക്രോണ്‍: യുകെയിൽ സമൂഹവ്യാപനം ഉണ്ടെന്ന് ആരോഗ്യമന്ത്രി തൃശൂരിൽ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി ഒമിക്രോണ്‍: യുകെയിൽ സമൂഹവ്യാപനം ഉണ്ടെന്ന് ആരോഗ്യമന്ത്രി ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode ടിക്ടോകിൽ ജുമാന ഖാൻ്റെ ഫോളോവേഴ്സിൻ്റെ എണ്ണം ഒരുകോടിയിലേക്ക് സൈബർ ട്രക്കിന് മുമ്പേ ’സൈബർ വിസിലു’മായി ടെസ്ല അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്ക് പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര; ന്യൂസീലന്‍ഡിനെ 372 റണ്‍സിന് കീഴടക്കി നാഗാലാൻഡിൽ തോക്കിനിരയായത് നിരപരാധികളായ ഖനി തൊഴിലാളികൾ ബാഡ്മിന്റൺ വേൾഡ് ടൂർസ് ഫൈനൽ; പി വി സിന്ധുവിന് തോൽവി കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ബ്രേക്ക് ഡാന്‍സ് കളിച്ച് നിവിൻ; ഏറ്റെടുത്ത് ആരാധകർ കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ശ്രദ്ധാകേന്ദ്രം മലയാളത്തിലെ യുവതാരത്തിന്റെ പഴയ ചിത്രമാണ്. നിവിന്‍ പോളി ചെറുപ്പത്തില്‍ ബ്രേക്ക് ഡാന്‍സ് കളിക്കാനൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് ആരാധകരിപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുന്നത്.പണ്ടേ പുലിയായിരുന്നല്ലേ എന്ന കമന്റുകളുമായി ആരാധകര്‍ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ സ്റ്റൈലില്‍ കുട്ടിക്കാലം മുതലെ ആളുകളെ ആവേശം കൊള്ളിക്കാന്‍ നിവിന്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് കുറിച്ച്‌ ചിത്രം ഷെയര്‍ ചെയ്യുന്നവരുമുണ്ട്. സംരംഭക രേവതി റോയിയുടെ ജീവിതം സിനിമയാകുന്നു മുംബൈ: ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് ജെ എ എന്റർടൈൻമെന്റ് സാമൂഹിക സംരംഭകയായ രേവതി റോയിയുടെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം നിർമ്മിക്കാൻ ഒരുങ്ങുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ ടാക്‌സി സർവീസായ 'ഹേ ദീദി ആദ്യത്തെ ഓൾ-വുമൺ ലാസ്റ്റ് മൈൽ ഡെലിവറി സർവീസ് എന്നിവയിലൂടെയാണ് രേവതി റോയ് അറിയപ്പെടുന്നത്. ഇങ്ങനൊരു ചിത്രം നിർമ്മിക്കുന്നതിൽ സന്തോഷമുണ്ടെന്നും വളരെ മികച്ച സംരംഭകയുടെ കഥ സിനിമയ്ക്കായി സംയോജിപ്പിക്കുന്നതിലൂടെ അങ്ങേയറ്റം നാടകീയമായ വ്യക്തിഗത ജീവിതമാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു ട്രംപിന് നൽകിയ വിരുന്നിൽ റഹ്മാനും വികാസും ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി രാഷ്ട്രപതി ഭവനിൽ നടന്ന സംഗീത വിരുന്നിൽ സംഗീതസംവിധായകൻ എ ആർ റഹ്മാനും ഷെഫ് വികാസ് ഖന്നയും പങ്കെടുത്തു. റഹ്മാനും വികാസും ട്രംപുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംവദിച്ചു. ഇവന്റിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അവർ പങ്കിട്ടു ഇന്ത്യ അമേരിക്ക" എന്ന് അടിക്കുറിപ്പും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വികാസ് നൽകി. നാഗ് അശ്വിൻ- പ്രഭാസ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു ഹൈദരാബാദ്: മഹാനടിയിലൂടെ തമിഴ്,തെലുങ്ക് സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച സംവിധായകന്‍ നാഗ് അശ്വിനും ബാഹുബലി താരം പ്രഭാസും ഒന്നിക്കുന്നു. നിരവധി പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പ്രമുഖ നിര്‍മ്മാതാവായ അശ്വിനി ദത്തിന്റെ വൈജയന്തി എന്റര്‍ടെയ്ന്‍മെന്റാണ് പ്രഭാസ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കാലിഫോർണിയ ബാറ്റ്മാൻ ബിഗിൻസ്' എന്ന സിനിമയിൽ ബാറ്റ്മാന്റെ ശത്രു റാസ്‌ ഗുലിനെ അവതരിപ്പിച്ച ഹോളിവുഡ് നടൻ ലിയാം നീസൺ, താൻ സൂപ്പർഹീറോ വിഭാഗത്തിന്റെ ആരാധകനല്ലെന്ന് പറയുന്നു. അത്തരം സിനിമകളിൽ അഭിനയിക്കാൻ താല്പര്യമില്ല ,എല്ലാ ദിവസവും മൂന്ന് മണിക്കൂർ ജിമ്മിൽ പോയി അതിനായി പ്രയത്നിക്കാൻ തനിക്കാവില്ലെന്നും ലിയാം പറഞ്ഞു. ഇത്തരം കഥാപാത്രങ്ങൾക്കായി ദിനംപ്രതി പ്രയത്നിക്കുന്ന ചില അഭിനേതാക്കളേ അറിയാമെന്നും അവരെ താൻ അഭിനന്ദനിക്കുന്നുവെന്നും ലിയാം കൂട്ടിച്ചേർത്തു. മുന്‍ ബ്രസീല്‍ താരം അഡ്രിയാനോ മരിച്ചെന്ന് വാര്‍ത്ത, ഇന്‍സ്റ്റഗ്രാമില്‍ നേരിട്ടെത്തി താരത്തിന്‍റെ പ്രതികരണം ബ്രസീല്‍:ബ്രസീലിനായും ഇന്റര്‍മിലാനിനായും ഒരുകാലത്ത് നിറഞ്ഞ് കളിച്ചിരുന്ന അഡ്രിയാനോ ലെയ്റ്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത. സോഷ്യല്‍ മീഡിയ വഴി വാര്‍ത്ത അതിവേഗം പ്രചരിച്ചതോടെ താരം നേരിട്ട് രംഗത്തെത്തി താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് വിളിച്ചു പറ‍ഞ്ഞു. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രങ്ങളാണ് 38കാരനായ അഡ്രിയാനോ പോസ്റ്റു ചെയ്തിരിക്കുന്നത്. മറ്റൊരു ഫോട്ടോയില്‍ താന്‍ വീട്ടില്‍ സുരക്ഷിതനാണെന്നും താരം പറയുന്നുണ്ട്. 2016ല്‍ പ്രൊഫഷണില്‍ ഫുട്‌ബോളില്‍നിന്നും വിരമിച്ചശേഷം താരം മാധ്യമങ്ങളില്‍ വീണ്ടും വാര്‍ത്തയാകുന്നത് ഇപ്പോഴാണ്. ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍, നിലം തൊടീക്കില്ലെന്ന് ഭീഷണി ന്യൂഡല്‍ഹിNeil Wagner:ന്യുസിലാന്‍ഡിനെതിരെയുള്ള നിര്‍ണായകമായ രണ്ടാം ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു മുന്നറിയിപ്പുമായി കിവീസ് പേസര്‍ നീല്‍ വാഗ്നര്‍. രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ക്കുമെന്ന് വാഗ്നര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യയേറ്റുവാങ്ങിയത്. ഷോര്‍ട്ട് ബോളുകളെറിഞ്ഞാണ് കിവി ബൗളര്‍മാര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം ടെസ്റ്റിലും തങ്ങള്‍ ഇതേ തന്ത്രം തന്നെ ആവര്‍ത്തിക്കുമെന്നു വാഗ്നര്‍ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു കൊച്ചി:കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഐഎസ്എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ രണ്ട് താരങ്ങള്‍ ക്ലബ്ബ് വിടുന്നു. ഹാളിചരണ്‍ നര്‍സാരി, മുഹമ്മദ് റാക്കിപ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് കൂടുമാറുന്നത്. ഹൈദരാബാദ് എഫ്‌സിയില്‍ വരും സീസണില്‍ ചേരാനാണ് നര്‍സാരിയുടെ തീരുമാനം. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഈ സീസണില്‍ 14 കളികളില്‍ മൈതാനത്തിറങ്ങിയ താരമാണ് നര്‍സാരി. ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് സീസണില്‍ കളിച്ച താരമാണ് റാക്കിപ്. ടീമിനായി 26 കളികളില്‍ ഇറങ്ങിയ റാക്കിപ്പ് മുംബൈ സിറ്റിയിലേക്കാണ് കൂടുമാറുന്നത്. കൊറോണ വെെറസ്: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട മെെതാനത്ത് ഇറ്റലി:ഇറ്റാലിയന്‍ സീരി എ ലീഗില്‍ കുതിപ്പ് തുടരുന്ന യുവന്റസും മൂന്നാമതുള്ള ഇന്റര്‍ മിലാനും തമ്മിലുള്ള പോരാട്ടം അടച്ചിട്ട മൈതാനത്ത് നടക്കുമെന്ന് സൂചന. കൊറോണ വൈറസ് ബാധ് പടരുന്നതിനാല്‍ ഇറ്റലിയിലെ ചില മേഖലകളില്‍ പൊതു പരിപാടികള്‍ക്ക് അനുമതി ലഭിക്കില്ല. അടുത്ത ഞായറാഴ്ച വരെ ഈ നിരോധനമുണ്ട്. എന്നാല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രത്യേക അനുമതി ചോദിക്കുകയായിരുന്നു. ഇതോടെ അടച്ചിട്ട മൈതാനത്ത് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എസി പന്തുചുരണ്ടല്‍ ഗ്രൗണ്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്മിത്തും വാര്‍ണറും വീണ്ടും എത്തുന്നു ഓസ്ട്രേലിയ:ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തങ്ങള്‍ കളങ്കിതരായ വേദിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. 2018ലെ വിലക്കിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കേപ്ടൗണില്‍ തിരിച്ചെത്തുന്നത്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരം നടക്കുന്നത് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് മെെതാനത്താണ്. ഈ മത്സരം ജയിക്കുന്ന ടീമിന് പരമ്പര നേടാനാവും. താരങ്ങള്‍ക്ക് നേരെ കാണികള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നതു തടയാന്‍ കനത്ത അബുദാബി: അഡ്വ. അൻസാരി സൈനുദ്ദീൻ പ്രസിഡന്റും കെ.വി. ബഷീർ ജനറൽ സെക്രട്ടറിയുമായി അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 39 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതകളെ ഭരണസമിതിയിലും 20 വനിതകളെ എക്‌സിക്യുട്ടീവിലും ഉൾപ്പെടുത്തി എന്നതാണ് പുതിയ കമ്മിറ്റിയുടെ സവിശേഷത. മധു പരവൂർ, സി.കെ. ഷരീഫ് (വൈ.പ്രസി അനിത റഫീഖ്, ടി.കെ. വിനോദ് (ജോ.സെക്ര മനോരഞ്ജൻ (ട്രഷ വിപിൻ (അസി.ട്രഷ ജാഫർ കുറ്റിപ്പുറം (കലാവിഭാഗം സെക്ര അശാക് കുമാർ (അസി. സെക്ര നുനിൽ മാടമ്പി (സാഹിത്യവിഭാഗം സെക്ര ബിന്ദു ഷോബി (അസി.സെക്ര തമ്പാൻ (കായിക വിഭാഗം സെക്ര ബാദുഷ (അസി.സെക്ര രാഗേഷ് മാവിലായി (ജനക്ഷേമം ജസ്റ്റിൻ തോമസ് (മീഡിയ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഫൈസൽ ബാവ, ലതീഷ് ശങ്കർ, പ്രജീഷ്, സരോഷ്, ബിന്ദു ഷോബി, നാസർ വയനാട്, ഷറഫ് സലീം, കെ.ടി.ഒ. അബ്ദുറഹ്മാൻ, ജുനൈദ്, സന്തോഷ്, നിർമൽ തോമസ്, അലി ഇർഫാൻ, മുഹമ്മദ് ഷാഫി, ഗീതാ ജയചന്ദ്രൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. അപൂർവരോഗം ബാധിച്ച പ്രവാസിക്ക് കരുതലേകി മലയാളി ഡോക്ടർ അബുദാബി ഗുരുതരമായതും അപൂർവമായതുമായ ബാക്ടീരിയ അണുബാധയെതുടർന്ന് ചികിത്സയിലായ പ്രവാസിക്ക് അര്‍ധ സെഞ്ചുറിയുമായി റുതുരാജ് ഗെയ്ക്‌വാദ് തിളങ്ങി; പഞ്ചാബിന്റെ പ്ലേ ഓഫ് സ്വപ്‌നം തകര്‍ത്ത് ചെന്നൈ ക്ലാസിക്കല്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍ യാദവ്; ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ എന്തിനായിരുന്നു മസില്‍ കാണിച്ചുള്ള ആ ആഘോഷം; സഞ്ജു പറയുന്നു വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. അപൂർവരോഗം ബാധിച്ച പ്രവാസിക്ക് കരുതലേകി മലയാളി ഡോക്ടർ സ്വകാര്യ തൊഴിൽമേഖലയെ പ്രകീർത്തിച്ച് ശൈഖ് ഹംദാൻ എക്സ്‌പോ 2020 ദുബായ് 56 ലക്ഷം സന്ദർശകർ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്ന സാഹചര്യത്തില്‍ അവയുടെ വിശദാംശങ്ങള്‍ ഒരു നിഷ്പക്ഷ ശാസ്ത്രസംഘം പഠിച്ചതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാവൂ. പുതിയ ഡാം മാത്രമല്ല; ബദല്‍ എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ഒപ്പം തമിഴ്‌നാടിന്ന് അര്‍ഹമായ വെള്ളം നല്‍കുക, എന്നീ രണ്ട് കാര്യങ്ങളും ഒന്നിച്ച് നടക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ ശാസ്ത്രീയ നിഗമനങ്ങളിലെത്തുന്നതിന് വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രജ്ഞരുടേയും വിദഗ്ധരുടേയും ഒരു യോഗം ഡിസംബര്‍ 22ന് എറണാകുളത്ത് ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ മൂന്ന് പ്രധാന നിര്‍ദേശങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ഒന്ന്, നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് അത് ഒരു തടയണയാക്കി നിലനിര്‍ത്തുകയും ഇങ്ങിനെ നിര്‍ത്തുന്ന ജലനിരപ്പിന് മുകളില്‍ കാലാകാലം എത്തുന്ന വെള്ളം മുഴുവനും തന്നെ അപ്പപ്പോള്‍ ടണലുകള്‍ വഴി തമിഴ്‌നാട്ടില്‍ സംഭരിച്ച് ഉപയോഗിക്കുകയും ചെയ്യുക. രണ്ട്, മുല്ലപ്പെരിയാര്‍ റിസര്‍വോയറിലെ വെള്ളം ഇടുക്കിയില്‍ ശേഖരിച്ച്, ഇടുക്കി ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനായി ടണലുകള്‍ നിര്‍മിക്കുക. അതിനുശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് ക്രമേണ ഡീകമ്മീഷന്‍ ചെയ്യുക. മൂന്ന്, നിലവിലുള്ള അണക്കെട്ടിന് താഴെ മറ്റൊരു അണക്കെട്ട് നിര്‍മിച്ച്, നിലവിലുള്ളത് ക്രമേണ നിര്‍വീര്യമാക്കി പൊളിച്ചുമാറ്റുക. ഇനിയും പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകാം. ഇത്തരം ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ, അണക്കെട്ട് പോലുള്ള കാര്യങ്ങളെ വൈകാരികമായി കാണാന്‍ ഇരു സംസ്ഥാനങ്ങളും ശ്രമിക്കരുത്. അതിനാല്‍ എല്ലാ നിര്‍ദേശങ്ങളും പരിഹാരങ്ങളും നിഷ്പക്ഷമായി പഠിച്ചും മൂല്യനിര്‍ണയം നടത്തുന്നതിനുമായി അന്താരാഷ്ട്ര തലത്തില്‍ ഒരു വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും. ഇപ്പോള്‍, നിലവിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ കീഴിലോ, സുപ്രീംകോടതിയുടെ നേരിട്ടുള്ള കീഴിലോ, ഈ സംഘത്തെ നിയമിക്കാം. അതില്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ അംഗങ്ങളാണെന്നത് ഉറപ്പാക്കണം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നവരേയും ജനങ്ങളുടെ ഭീതി അകറ്റാനും വേണ്ടി ജലനിരപ്പ് ഇന്നത്തേതില്‍ നിന്ന് കുറച്ചു നിര്‍ത്തുന്നത് അഭികാമ്യമായിരിക്കും. ഇക്കാലത്ത് അപകടം സംഭവിച്ചാലുണ്ടാകുന്ന ആഘാതങ്ങള്‍ നിര്‍ണയിക്കാനും ദുരന്ത നിവാരണത്തിനും ഉള്ള നടപടികളും ഉണ്ടാവണം. ഇപ്പോഴത്തെ അണക്കെട്ടു നിലനില്‍ക്കെ തന്നെ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്നതാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗം. കെ. ടി. രാധാകൃഷ്ണന്‍ ഡോ. എ. അച്യുതന്‍ ടി. പി. ശ്രീശങ്കര്‍ (പ്രസിഡന്റ് മുന്‍ പ്രസിഡന്റ് ജന:സെക്രട്ടറി ) # 22-12-2011 ലെ വിദഗ്ധരുടെ കൂടിയിരിപ്പിന്റെ റിപ്പോര്‍ട്ട് താഴെ അറ്റാച്ച് ചെയ്തിരിക്കുന്നതും കാണുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കുക ദേശീയ തലത്തിൽ നടത്തിയ കോവിഡ്-19 സീറോ പ്രിവലെൻസ് സർവ്വേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ രണ്ടാം തരംഗത്തിലുണ്ടായ കോവിഡ് രോഗ വ്യാപനം രാജ്യത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് വരെയുള്ള നമ്മുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്.അതേസമയംതന്നെ, കോവിഡ് ബാധിക്കാൻ സാധ്യതയുള്ള Read more… കെ റെയിൽ പദ്ധതിയെ പറ്റിയുള്ള ഡിജിറ്റൽ ലഘുലേഖ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന ഇ സേവനം, എം സേവനം എന്നീ പദ്ധതികളെക്കുറിച്ചും, കേരളത്തിന്റെ ജനസേവന കേന്ദ്രമായ അക്ഷയ പദ്ധതിയെക്കുറിച്ചും കൂടുതലറിയാന്‍ സ്റ്റാളില്‍ അവസരമൊരുക്കിയിരിക്കുന്നു. സംസ്ഥാനത്ത് വ്യാപിച്ചു കിടക്കുന്ന 2800 ഓളം അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. വാതില്‍പ്പടിസേവനം ഇതില്‍ പ്രധാനമാണ്. കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകള്‍, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക്, ടെക്നോ സിറ്റി തുടങ്ങിയ ഐടി അധിഷ്ഠിത സംവിധാനങ്ങളും സ്റ്റാളില്‍ പ്രതിപാദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സ്വതന്ത്ര മാപ്പിംഗ് സംവിധാനമായ മാപ്പത്തോണ്‍ കേരളയെക്കുറിച്ചും സ്റ്റാളില്‍ വിശദമാക്കുന്നുണ്ട്. നമുക്ക് ഉണ്ടാക്കാം നമ്മുടെ ഭൂപടം എന്ന തത്വത്തില്‍ അധിഷ്ഠിതമായ മാപ്പത്തോണ്‍ കേരള പുരോഗമിച്ചു വരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ലഭ്യമാക്കുന്ന സിറ്റിസണ്‍ കോള്‍ സെന്ററിനെക്കുറിച്ചും, റോഡ് കട്ടിങ്ങും അതോടൊപ്പം അനുബന്ധമായ സാധന സാമഗ്രികള്‍ മാറ്റുന്നതിനായി വേണ്ട പെര്‍മിഷന്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സുഗമ പോര്‍ട്ടലിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ് വിദ്യാര്‍ത്ഥികളെ വരവേറ്റ് കേരള കേന്ദ്ര സര്‍വ്വകലാശാല ആളുകള്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി Shareതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമര്‍ശനമുണ്ട്. ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നത്. സംസ്ഥാനത്തിന്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി… മൂന്നുമാസം മുമ്പ് ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബെയില്‍ നിന്ന് കണ്ടെത്തി സിപിഎം നേതാവിന്റെ കൊലപാതകം; കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍; ശിശുമരണം നടന്ന ഊരുകളും ആശുപത്രികളും സന്ദര്‍ശിക്കും സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ മാതാവ് കൊലപ്പെടുത്തി ആളുകള്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി ഒരു ബൗളില്‍ തൈരും കോണ്‍ഫ്ളോറും മഞ്ഞ കളറും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചൂടായ എണ്ണ കൂടിചേര്‍ത്ത് നന്നായി അടിച്ച് യോജിപ്പിക്കുക. തയ്യാറാക്കിയ ഈ കൂട്ട് ഒരു ദിവസം മൂടി സൂക്ഷിക്കുക. 24 മണിക്കൂറിനുശേഷം ഈ മാവ് കൈ കൊണ്ട് വീണ്ടും നന്നായി ഇളക്കിയെടുക്കുക. ശേഷം ഇതൊരു സിപ് ലോക്ക് കവറിലേക്കൊഴിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് സിപ് ലോക്ക് കവറില്‍ നിന്നും ജിലേബിയുടെ രൂപത്തില്‍ മാവ് ചുറ്റിച്ചൊഴിക്കുക. തീ കുറച്ച് വച്ച് വറുത്തെടുക്കുക. പഞ്ചസാരയില്‍ കുറച്ച് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പഞ്ചസാര പാനി തയാറാക്കുക നൂല്‍ പരുവത്തിലാകുന്നതാണ് പാകം വറുത്ത് കോരിയ ജിലേബി അല്‍പ്പസമയം പഞ്ചസാര പാനിയിലേക്കിട്ട് മധുരം പിടിച്ചുകഴിയുമ്പോള്‍ എടുത്തുമാറ്റി വിളമ്പാവുന്നതാണ്. പരിപ്പ് അല്പം ഉപ്പ് ഇട്ടു ഒരു മുക്കാല്‍ വേവില്‍ വേവിച്ചു വെയ്ക്കുക.(ചുവന്ന പരിപ്പ് അഭികാമ്യം കുക്കെറില്‍ വെയ്ക്കേണ്ട) പിഴുപുളി അല്പം വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞ് വെയ്ക്കുക തേങ്ങതിരുമിയത് ചീനചട്ടിയില്‍ ഇട്ടു ചെറുതീയില്‍ വറക്കുക നിറം മാറി തുടങ്ങുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് കരിഞ്ഞു പോകാതെ ചുവക്കെവറുത്തു എടുത്തു തണുത്ത ശേഷം അല്പം വെള്ളം ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക ചട്ടി അടുപ്പില്‍ വെച്ച് അല്പം എണ്ണ ഒഴിച്ച് ചുവന്നുള്ളി, പച്ചമുളക് അരിഞ്ഞത് വഴറ്റുക നിറം മാറിയ ശേഷം തക്കാളി ചേര്‍ത്ത് ഉടയുമ്പോള്‍ പുളി ചേര്‍ക്കുക അതിലേക്കു പരിപ്പ് വെള്ളം ഉണ്ടെങ്കില്‍ അതോടുകൂടി ചേര്‍ത്ത് ഇളക്കി തിളവന്നു കഴിയുമ്പോള്‍ അരച്ച തേങ്ങകൂട്ട്ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക ഉപ്പു വേണമെങ്കില്‍ ചേര്‍ക്കുക അരപ്പ് ആവിശ്യത്തിന് കുറുകി കഴിയുമ്പോള്‍ താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച്ച്‌ ചേര്‍ത്ത് അല്പം അടച്ചു വെച്ച ശേഷം ചോരിന്റ്റെ കൂടെ വിളമ്പുക എല്ലാംലേഖനംസംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിപീഡിയവിക്കിപീഡിയ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംകവാടംകവാടത്തിന്റെ സംവാദംഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk താളുകൾ സൃഷ്ടിച്ച തിരുത്തുകൾ മാത്രം പ്രദർശിപ്പിക്കുക (ഏറ്റവും പുതിയവ ഏറ്റവും പഴയവ) പുതിയ 50 പഴയ 50 എണ്ണം കാണുക (20 50 100 250 500) 08:44, 19 സെപ്റ്റംബർ 2021 മാറ്റം നാൾവഴി −90‎ അബുൽ കലാം ആസാദ് ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 03:00, 25 ഓഗസ്റ്റ് 2021 മാറ്റം നാൾവഴി +3‎ ഉർദു ‎ →‎സംസാരം നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 02:59, 25 ഓഗസ്റ്റ് 2021 മാറ്റം നാൾവഴി +2‎ ഉർദു ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:56, 24 ഏപ്രിൽ 2021 മാറ്റം നാൾവഴി +42‎ മലയാള ഭാഷാഭേദങ്ങൾ ‎ →‎ദേശഭേദങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 11:06, 19 ഏപ്രിൽ 2021 മാറ്റം നാൾവഴി +2‎ പ്ലൂട്ടോ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 11:05, 19 ഏപ്രിൽ 2021 മാറ്റം നാൾവഴി −5‎ പ്ലൂട്ടോ ‎ →‎കണ്ടെത്തൽ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 11:03, 19 ഏപ്രിൽ 2021 മാറ്റം നാൾവഴി −2‎ പ്ലൂട്ടോ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:54, 17 ഏപ്രിൽ 2021 മാറ്റം നാൾവഴി −6‎ വിവേക് (നടൻ) ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:53, 17 ഏപ്രിൽ 2021 മാറ്റം നാൾവഴി −1‎ വിവേക് (നടൻ) ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:53, 17 ഏപ്രിൽ 2021 മാറ്റം നാൾവഴി +9‎ വിവേക് (നടൻ) ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:52, 17 ഏപ്രിൽ 2021 മാറ്റം നാൾവഴി −9‎ വിവേക് (നടൻ) ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 16:55, 28 മാർച്ച് 2021 മാറ്റം നാൾവഴി +742‎ ഉപയോക്താവിന്റെ സംവാദം:Fairoz Pinarayi ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:52, 27 മാർച്ച് 2021 മാറ്റം നാൾവഴി +236‎ സംവാദം:സാംസങ് ഗ്യാലക്സി നോട്ട് 10 ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:51, 27 മാർച്ച് 2021 മാറ്റം നാൾവഴി +464‎ (പു സംവാദം:സാംസങ് ഗ്യാലക്സി നോട്ട് 10 ‎ 'ഈ താളിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറയാമ താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 21:05, 14 മാർച്ച് 2021 മാറ്റം നാൾവഴി −1‎ ഇന്ത്യയിലെ പക്ഷിസങ്കേതങ്ങൾ ‎ →‎ഇന്ത്യയിലെ പക്ഷി-സങ്കേതങ്ങളുടെ പട്ടിക [1] നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 21:05, 14 മാർച്ച് 2021 മാറ്റം നാൾവഴി +165‎ ഇന്ത്യയിലെ പക്ഷിസങ്കേതങ്ങൾ ‎ →‎ഇന്ത്യയിലെ പക്ഷി-സങ്കേതങ്ങളുടെ പട്ടിക [1] റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:22, 14 ഫെബ്രുവരി 2021 മാറ്റം നാൾവഴി −7‎ വിക്കിപീഡിയ:ഫെമിനിസം ആന്റ് ഫോക്ലോർ 2021/പങ്കെടുക്കുന്നവർ ‎ →‎പങ്കെടുക്കുന്നവർ 04:20, 14 ഫെബ്രുവരി 2021 മാറ്റം നാൾവഴി +244‎ വിക്കിപീഡിയ:ഫെമിനിസം ആന്റ് ഫോക്ലോർ 2021/പങ്കെടുക്കുന്നവർ ‎ →‎പങ്കെടുക്കുന്നവർ 08:29, 16 ജനുവരി 2021 മാറ്റം നാൾവഴി +368‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം 08:06, 16 ജനുവരി 2021 മാറ്റം നാൾവഴി +53‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം 08:05, 16 ജനുവരി 2021 മാറ്റം നാൾവഴി +208‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം 08:01, 16 ജനുവരി 2021 മാറ്റം നാൾവഴി +27‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:54, 16 ജനുവരി 2021 മാറ്റം നാൾവഴി +939‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:50, 16 ജനുവരി 2021 മാറ്റം നാൾവഴി +202‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:48, 16 ജനുവരി 2021 മാറ്റം നാൾവഴി +215‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎കൊട്ടിയൂർ വന്യജീവി സങ്കേതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 07:47, 16 ജനുവരി 2021 മാറ്റം നാൾവഴി −169‎ കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ ‎ →‎മലബാർ വന്യജീവി സങ്കേതം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 02:02, 5 ജനുവരി 2021 മാറ്റം നാൾവഴി −2‎ ഹലീമ അൽ-സഅദിയ്യ ‎ →‎കുട്ടികൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 01:50, 12 ഡിസംബർ 2020 മാറ്റം നാൾവഴി +71‎ (പു കൊടൈകനാൽ ‎ കൊടൈക്കനാൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് പുതിയ തിരിച്ചുവിടൽ വിപുലീകൃത മൊബൈൽ തിരുത്ത് 01:48, 12 ഡിസംബർ 2020 മാറ്റം നാൾവഴി −3‎ തേനി ‎ →‎പ്രധാന സവിശേഷതകൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 20:31, 11 ഡിസംബർ 2020 മാറ്റം നാൾവഴി +28‎ ഗൂഡല്ലൂർ (നീലഗിരി) ‎ →‎ചിത്രശാല റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 20:30, 11 ഡിസംബർ 2020 മാറ്റം നാൾവഴി +19‎ ഗൂഡല്ലൂർ (നീലഗിരി) ‎ →‎ചിത്രശാല റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:57, 11 ഡിസംബർ 2020 മാറ്റം നാൾവഴി +6‎ കേരളത്തിലെ സംസ്ഥാനപാതകളുടെ പട്ടിക ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:58, 9 ഡിസംബർ 2020 മാറ്റം നാൾവഴി −1‎ കണ്ണൂർ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:56, 9 ഡിസംബർ 2020 മാറ്റം നാൾവഴി −35‎ കണ്ണൂർ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:55, 9 ഡിസംബർ 2020 മാറ്റം നാൾവഴി +11‎ കണ്ണൂർ ‎ →‎ചിത്രശാല റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:55, 9 ഡിസംബർ 2020 മാറ്റം നാൾവഴി +2‎ കണ്ണൂർ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:54, 9 ഡിസംബർ 2020 മാറ്റം നാൾവഴി +91‎ കേരളത്തിലെ സംസ്ഥാനപാതകളുടെ പട്ടിക ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 14:45, 9 ഡിസംബർ 2020 മാറ്റം നാൾവഴി +110‎ ചാവശ്ശേരി ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 13:06, 26 നവംബർ 2020 മാറ്റം നാൾവഴി +28‎ ഗിംപ് ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 13:05, 26 നവംബർ 2020 മാറ്റം നാൾവഴി +1‎ ഗിംപ് ‎ →‎സൗകര്യങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 13:04, 26 നവംബർ 2020 മാറ്റം നാൾവഴി −45‎ ഗിംപ് ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 04:13, 26 നവംബർ 2020 മാറ്റം നാൾവഴി +70‎ ഹിന്ദുസ്താനി ഭാഷ ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 08:17, 15 നവംബർ 2020 മാറ്റം നാൾവഴി +437‎ നാഷണൽ പീപ്പിൾസ് പാർട്ടി ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 08:10, 15 നവംബർ 2020 മാറ്റം നാൾവഴി +228‎ നാഷണൽ പീപ്പിൾസ് പാർട്ടി ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 12:04, 27 ഒക്ടോബർ 2020 മാറ്റം നാൾവഴി +1‎ കേരളത്തിലെ വെള്ളപ്പൊക്കം (2018) ‎ →‎കൊല്ലം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് 16:18, 25 ഒക്ടോബർ 2020 മാറ്റം നാൾവഴി +76‎ ഇന്ത്യൻ പോലീസ് സർവീസ് ‎ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് (ഏറ്റവും പുതിയവ ഏറ്റവും പഴയവ) പുതിയ 50 പഴയ 50 എണ്ണം കാണുക (20 50 100 250 500) Fairoz Pinarayi: ഉപതാളുകൾ · അവകാശങ്ങൾ · സംഭാവനകളുടെ സംഗ്രഹം · സൃഷ്ടിച്ച ലേഖനങ്ങൾ · അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ · ആഗോള അംഗത്വം · ആഗോള സംഭാവനകൾ 'ഇത് എന്റെ പവര്‍ബാങ്ക്' അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദര്‍ ചിത്രങ്ങൾ വൈറലാകുന്നു News 46 TimesNews 46 Times ‘ഇത് എന്റെ പവര്‍ബാങ്ക്’ അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദര്‍ ചിത്രങ്ങൾ വൈറലാകുന്നു ! മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് സംഗീത സംവിധയകാൻ ഗോപി സുന്ദർ. ചിലർ അദ്ദേഹത്തെ കളിയാക്കി കോപ്പി സുന്ദർ എന്ന് വിളിക്കാറുണ്ട്, അദ്ദേഹം ചില ഗാനങ്ങൾ കോപ്പിയടിക്കാറുണ്ട് എന്ന് ആരോപിച്ചാണ് ആ വിളിപ്പേര് വീണത്. കൂടാതെ മിക്കവാറും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഗോപി ഇന്ന് സൗത്തിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അദ്ദേഹം തനറെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയോടൊപ്പമുള്ളൊരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. “എന്‍റെ പവർ ബാങ്ക്” എന്ന് കുറിച്ചുകൊണ്ടാണ് ഗോപിസുന്ദർ ഇപ്പോൾ ഗായികയും പങ്കാളിയുമായ അഭയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. സൗത്തിന്ത്യയിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളായ ഗോപി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലർ സിനിമയുടെ വിജയാഘോഷത്തിനിടയിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇളം നീല നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തിയിരിക്കുന്ന ഗോപിയോടൊപ്പം കടും നീല നിറത്തിലുള്ള മിനി പാർട്ടിവെയർ ഡ്രസ്സ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് അഭയ ഒപ്പമുള്ളത്. എന്നും വിമർശനങ്ങളുടെ മുൾമുനയിൽ നിൽക്കാറുള്ള ഇവർ ഇരുവരും അതെല്ലാം കാറ്റിൽ പറത്തി വളരെ സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. വിമർശനത്തിന് പ്രധാന കാരണം ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ അഭയയുമായി ലിവിങ് റിലേഷൻഷിപ്പിലാണ്. ഗോപിസുന്ദറിന്‍റെ പാട്ടുകളിൽ പിന്നണി പാടി രംഗത്തെത്തിയ ഗായികയാണ് അഭയ ഹിരണ്മയി. പരസ്പരമുള്ള സൗഹൃദം ഇവരുടെ ഇടയിൽ പ്രണയമായി മാറുകയും, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഗോപി അഭയയുമായി ഒന്നിച്ച് ജീവിക്കുകയായിരുന്നു. വിമർശനങ്ങൾ അതിരുവിട്ടപ്പോൾ അദ്ദേഹം അതിനെതിരെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷം ഒരാളുമായി‌ ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. സിനിമാ ലോകത്ത് നിരവധി പാട്ടുകള്‍ അഭയ ഇതിനകം പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. തന്നെ മോശക്കാരിയാക്കിയവർക്കുള്ള മറുപടിയുമായി അഭയ പിന്തുണയുമായി ഗോപി സുന്ദറും ! ‘അവർക്കെന്റെ എന്റെ ഈ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു’ എന്ന് നിങ്ങളുടെ സ്വന്തം കുടുംബംകലക്കി അഭയയുടെ പോസ്റ്റ് വൈറലാകുന്നു ! പണവുമായി ഒരാളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു എനിക്ക് പിറക്കാതെപോയ മകനാണ് അവൻ ഈ കടപ്പാട് ഞാൻ എങ്ങനെ വീട്ടും കെപിഎസി ലളിത പറയുന്നു ! സുപ്രിയയുടെ സൗന്ദര്യമല്ല ഞാൻ നോക്കിയത് മരുമക്കളില്‍ ആരെയാണ് കൂടുതലിഷ്ടമെന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മല്ലിക സുകുമാരന്‍! വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടമായി വീൽചെയറിൽ ഇരുന്ന് പാട്ടുപാടി നേടിയത് സംസ്ഥാന പുരസ്‌കാരം അറിയാം ആ കൊച്ചുമിടുക്കി ഗൗരിയുടെ ജീവിതയാത്ര ! ഒരു നല്ല മനസിന്റെ ഉടമക്ക് മാത്രമേ ഒരു നല്ല മനുഷ്യനാകാൻ കഴിയും ആ പൊടി കുഞ്ഞുമായി അവർ അദ്ദേഹത്തിന് നന്ദി പറയാൻ എത്തി കുറിപ്പ് ആ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് ദുൽഖറിനോട് അസൂയ മമ്മൂക്കക്ക് വേണ്ടി ദുൽഖർ അത് അഭിമാനത്തോടെ ചെയ്യുന്നത് കാണുമ്പോൾ സങ്കടമാണ് ! Miss safi on ‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു Retheesh Rajan on ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന നടി നയൻതാരയുടെ ആസ്തികൾ ഇതൊക്കെയാണ് Babitha on ‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു CNK Menon on ആരെയും അതിശയിപ്പിക്കുന്ന ആഡംബര ജീവിതം നയിക്കുന്ന നടി നയൻതാരയുടെ ആസ്തികൾ ഇതൊക്കെയാണ് Rajesh on ‘ഞങ്ങളുടെ ജീവിതം ഒരുപാട് ദുരിതത്തിൽ ആയിരുന്നു’ കേബിൾ ടിവി നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ജീവിതം നടൻ റിയാസ്ഖാൻ തുറന്ന് പറയുന്നു സോഷ്യല്‍ സൈറ്റുകളിലെ സംഘികളുടേയും,മങ്കികളുടേയും ഗ്രൂപ്പുകളില്‍ കുറച്ച് ദിവസം മുമ്പ് സകലവന്മാരും ഒരു ലിങ്കും പൊക്കി പിടിച്ച് കൊണ്ട് തുരുതുരാ വെടിവെക്കുന്നത് കണ്ടു ലിങ്കിന്റ ഉള്ളടക്കം ഇങ്ങനെ “ഒരു കള്ളു കുടിയന്‍ ഫുള്‍ മത്തില്‍ ഭാര്യയെ മൊബൈലില്‍ എസ് എം എസ് അയച്ചു ഒന്നും ചൊല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്ന് പൊരെ പുകില്‍ ആ മൂന്നും ചൊല്ലല്‍ സാധുവാകുമോ എന്ന് ചോദിച്ച് ദാറുല്‍ ഉലും (ലഖ്‌നൗ) വിലേക്ക് അയച്ച കത്തിനു മറുപടി പറഞ ഏതൊ ഒരു പണ്ടിതന്റെ “ഫത്വവ”യാണു എല്ലാ സംഘികളും മങ്കികളും ഗ്രൂപ്പുകളില്‍ ചര്‍ച്ചിച്ചത്. സംഘികള്‍ എന്നാല്‍ ഈ ദുനിയാവില്‍(ഭാരതത്തില്‍) ഞാനും എന്റെ കെട്ടിയോളും പിന്നെ ഒരു തട്ടാനും മാത്രം മതി ബാക്കിയവന്മാരൊക്കെ പാക്കിസ്താനിലും,വത്തിക്കാനിലും പോകണം എന്ന് കുട്ട്യോള്‍ “എനിക്ക് മുള്ളണം മുള്ളണം..“ എന്ന് പറയുമ്പോലെ പറഞു നടക്കുന്ന സംഘപരിവാരന്‍മാര്‍. മങ്കികള്‍ എന്നാല്‍ ഡാര്‍വിന്റെ കുരങ്ങു സിദ്ധാന്തം അപ്പടി അണ്ണാക്കു തൊടാതെ വിഴുങ്ങിയ ദൈവത്തെ തല്ലാനുള്ള വടി നമ്മുടെ കയ്യിലുണ്ട് എന്നു വീമ്പ് പറയുന്ന അഭിനവ ഡാര്‍വിന്‍മാര്‍.(ക്ഷമിക്കണം വല്ലവര്‍ക്കും മുകളില്‍ കൊടുത്ത വാക്കുകള്‍ വിഷമമുണ്ടാക്കിയെങ്കില്‍) എല്ലാ ഹിന്ദുക്കളും സഘികളല്ല,എല്ലാ മാപ്പിളയും തീവ്രവാദികളല്ല,എല്ലാ നിരീശ്വര നിര്‍മതവാദികളും നക്സലുകളും അല്ല എന്നു ഒരോ സാദാരണക്കാരനും ഓര്‍ക്കണം. എല്ലാ മതത്തിലെയും എന്തെങ്കിലും നിയമത്തെയോ മറ്റൊ അറിയാതെ കേവലം കുതര്‍ക്കത്തിനും ,വല്ല ഹിഡെന്‍ അജണ്ടയ്ക്കും വേണ്ടി ഏതിര്‍ക്കുമ്പോളാണു ഭിന്നിപ്പും അക്രമവും ഉണ്ടാകുന്നത്. ഒരു വടികിട്ടിയാല്‍ എന്താണെന്നും എന്തിനാണെന്നും നോക്കതെ കയ്യില്‍ കിട്ടിയവനെ പൊതിരെ തല്ലുന്ന പരിപാടിയാണു ഗ്രൂപ്പു ചര്‍ച്ചകളില്‍ കാണുന്നത് അത് ഏതെങ്കിലും മതത്തിന്റെ കാര്യം ആകുമ്പോള്‍ പിന്നെ ഇടവും വലവും നോക്കതെ സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സഹോദരന്റെ വിശ്വാസത്തെ തെരുവില്‍ ‘പച്ചയായി വ്യഭിചരിക്കുന്നു‘ കാര്യം അറിയാതെ. ലോകത്ത് എല്ലാ മതത്തിലും അനേകായിരം പണ്ടിതന്മാരുണ്ട് അവര്‍ക്കാര്‍ക്കും തെറ്റുപറ്റുകയില്ല എന്നു വിശ്വസിക്കുന്നതണു ഭൂലോക മണ്ടത്തരം. അതിനുള്ള ഉദാഹരണമാണു ലോകത്ത് ഇത്രമാത്രം മതവും, അതില്‍ തന്നെ അനേകായിരം വിഭാഗവും, വിഭാഗത്തില്‍ തന്നെ ചേരിതിരുവും. ത്വലാഖിനെ കുറിച്ച് എന്താണു മതഗ്രന്ഥത്തില്‍ പറയുന്നത് എന്നു പഠിക്കാനുള്ള സാമാന്യ മര്യാദ പോലും ഇല്ലാതെ “തല്ലടാ തല്ല്” എന്ന് അലറി നടന്നവര്‍ക്ക് സമര്‍പ്പിക്കുന്നു. ഇസ്ലാമില്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ് “ത്വലാഖ്“.സ്ത്രീ പുരുഷനെതിരെ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ്” “ഫസ്ഖ്” പക്ഷെ ഈ വാചകം അത്രയാരും അങ്ങു കേട്ടുകാണില്ല കാരണം അതിനു വലിയ “ലാഭം “ കിട്ടാത്തത് കൊണ്ടാവും ആരും അതിനെ കുറിച്ച് ചര്‍ച്ചയും ചെയ്യാറില്ല. “ത്വലാഖ്“ എന്ന അറബിപദത്തിന്റെ അര്‍ഥം “കെട്ടഴിക്കുക“ എന്നതാണ്. “ഫസ്ഖ്” എന്നതിന്റെ അര്‍ഥം “ദുര്‍ബലപ്പെടുത്തല്‍“ എന്നുമാണു . ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാം“ത്വലാഖ്“ അനുവദിക്കുന്നത്.ഇതെ രീതിയില്‍ സ്ത്രീകള്‍ക്കുമുള്ള അവകാശമാണ് “ഫസ്ഖ്”.ഭര്‍ത്താവില്‍ നിന്നും സംരക്ഷണവും മറ്റും ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ അവള്‍ക്കുള്ള അവകാശമാണ് ‘ഫസ്ഖ്’ ലോകത്തിന്നുള്ള എത്രമതങ്ങളില്‍ സ്ത്രീകള്‍ക്കു ഭര്‍ത്തവിനെ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ട്?) വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. വിവാഹമോചനം നിരുത്സാഹപ്പെടുത്തുകയാണിവിടെ ഉദ്ദേശം. ഒന്നും ചോല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്നു ഉരുവിട്ടത് കൊണ്ടോ എസ് എം എസ് അയച്ചത് കൊണ്ടോ ത്വലാഖ് ആവുന്നില്ല. ഒരൊ പറച്ചിലിനിടയിലും അനുസരിക്കേണ്ട നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ഇസ്ലമിക ഗ്രന്ഥങ്ങളില്‍ കര്‍ശനമായി പറയുന്നുണ്ട്. മൂന്ന് ത്വലാഖ് ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാഖ്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല. മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുളളത്. ഒരു മാര്‍ഗത്തിലൂടേയും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ ത്വലാഖ് നിയമപരമായി പ്രയോഗികമാകുന്നത്. എനിക്കറിയുന്നത് എഴുതി,വായിക്കുന്നനിങ്ങള്‍ക്കു ഈ വിഷയത്തില്‍ കൂടുതല്‍ അറിയുമെങ്കില്‍ അറിയിക്കുക. Labels: കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. അത് വിവാഹമോചത്തിനെ നിരുല്സാഹപ്പെടുതുവനാണ്. അല്ലാതെ കേവലം ഒരു വിവാഹമോചനം കൊണ്ട് വിറക്കുന്നതാണോ ദൈവ സിംഹാസനം ഒരു മുസ്ലിമിന് എത്ര വേണേലും കെട്ടാം,എന്നിട്ട് തോന്നുമ്പോള്‍ അതിനെ അങ്ങ് ഒഴിവാക്കാം എന്ന ധാരണ പൊതുവേ ഇന്ന് വര്‍ധിച്ചു വരുന്നുണ്ട്.. മേല്പറഞ്ഞ ഹദീസുകള്‍ ആ ധാരണ എത്ര മാത്രം തെറ്റാണു എന്നതിന് ഏറ്റവും വലിയ തെളിവുകള്‍ തന്നെ.. ത്വലാക്ക് ചെയ്യാന്‍ വേണ്ടി മാത്രം കല്യാണം കഴിക്കാം എന്ന് വിചാരിക്കുന്ന മുസ്ലിം നമധരികള്‍ക്കും ഇതൊരു പാഠമാകട്ടെ.. ഇത്രയും നല്ല ഒരു വിഷയം തിരഞ്ഞെടുത്തു അതിനെ കുറിച്ച് വളരെ നന്നായി എഴുതിയതിനു പ്രതേക അഭിനന്ദനം പടന്നക്കാരന്‍ പറഞ്ഞത് പോലെ വിവാഹ മോചനം എന്ന സംഭവം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ഒരു നിലക്കും യോജിച്ചു പോകാനാവില്ല എന്നാ ഒരു സ്ഥിതിയില്‍ എത്തിയാല്‍ മാത്രമേ അതിനു വകുപ്പുള്ളൂ വെറുതെ പ്രഷര്‍ കൂടി ഭാര്യയോട്‌ "മതി ഇനി നിന്നെ എനിക്ക് വേണ്ടാ ഞാന്‍ വേറെ നോക്കിക്കോളാം" എന്നൊക്കെ പറഞ്ഞു ഒഴിവാക്കാവുന്ന ഒന്നല്ല ഈ ഒരു കാര്യത്തിനു ഇസ്ലാമില്‍ വ്യക്തമായ നിബന്ധനകള്‍ ഉണ്ട്..സാധാരണ നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ ത്വലാഖ് എന്ന് പറഞ്ഞ അന്ന് തന്നെ ഭാര്യയെ അവളുടെ വീട്ടില്‍ കൊണ്ടാക്കുന്ന പര്പാടി ഇസ്ലാം അനുവദിക്കുന്നില്ല പരിശുദ്ധ ഖുറാനില്‍ ഒരു അദ്ധ്യായം തന്നെ ഈ വിഷയത്തില്‍ ഉണ്ട് ഭര്‍ത്താവ് അവള്‍ക്കു അയാള്‍ താമസിക്കുന്ന സ്ഥലത്ത് സൗകര്യം ചെയ്തു കൊടുക്കണം ഖുറാന്‍ പറയുന്നത് കാണുക "നിങ്ങളുടെ കഴിവിൽ പെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത്‌ നിങ്ങൾ അവരെ താമസിപ്പിക്കണം. അവർക്കു ഞെരുക്കമുണ്ടാക്കാൻ വേണ്ടി നിങ്ങൾ അവരെ ദ്രോഹിക്കരുത്‌." വല്ലാത്തൊരു ദാഹമാണ് അതു തുടര്‍ന്ന് കൊണ്ടിരിക്കുന്നു ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. കൂടുതലറിയുന്നവര്‍ എഴുതുക നമ്മുക്ക് കൂടുതല്‍ വായിക്കാലൊ കൂടുതൽ വിവരങ്ങൾ തലാഖിനെ പറ്റി അറിയാൻ സഹായിച്ചു, നന്ദി. ആശംസകൾ. ഇൻഫർമേറ്റീവായ ലേഖനം ഷബീർ തലാഖ് ചെയ്യുന്നതിന് ഇസ്ലാമത പ്രകാരമുള്ള നിരവധി വിധിവിലക്കുകളുണ്ട് എല്ലാം പരാജയപ്പെടുമ്പോഴേ വിവാഹ മോചനം ഇസ്ലാമിൽ അനുവദനീയമായിട്ടുള്ളൂ ആശംസകൾ നല്ല ഒരുദ്യമം പ്രിയ സുഹൃത്തേ എപ്പോ വേണമെങ്കിലും കെട്ടാം തോന്നുമ്പോ ഒഴിയാം പിന്നേം കെട്ടാം ഇസ്ലാമിനെ കുറിച്ച് സമൂഹത്തില്‍ ചിലരുടെ ഇടയിലെങ്കിലും ഈ തെറ്റി ധാരണ ഉണ്ട് മുസ്ലിം നാമ ധാരികളായ സുഖലോലുപര്‍ തന്നെയാണ് അതിനു വഴി വെച്ച് കൊടുത്തത് ഈ വരികളിലൂടെ വായനക്കാര്‍ക്ക് ഒരു പരിധി വരെ എങ്കിലും അത് തിരുത്താന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു നന്മയുള്ള ഈ പോസ്റ്റിനു ആയിരം അഭിനന്ദനങ്ങള്‍ അറിവ് പകര്‍ന്ന ഒരു ലേഖനം മുസ്ലിം വിവാഹ മോചനത്തെ പറ്റി പല മിഥ്യ ധാരണകളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് അതൊക്കെ മാറാന്‍ ഇതുപോലെയുള്ള ലേഖനങ്ങള്‍ ഉപകരിക്കും..ആശംസകള്‍ ! 'ഫസഖ്‌' ഞാന്‍ ആദ്യം കേള്‍ക്കുന്നത് സിനിമാനടന്‍ തിലകന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ്‌ നടത്തിയിരുന്ന ഒരു നാടകത്തിന്റെ പേര് കേട്ടും അത് കണ്ടും ആണ്. കഥയൊന്നും ഓര്‍മ്മയില്ല. പക്ഷെ അന്ന് ആ വാക്ക്‌ എന്താണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. കൂടുതല്‍ അറിഞ്ഞത് പിന്നീടാണ്. ഇത്തരം ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ തലാക്ക് ആകുമെന്ന് പൊതുവേ ഒരു ധാരണ ഉണ്ട്. അത് തിരുത്തേണ്ടത് വളരെ അത്യാവശ്യമാണ് വളരെ നല്ല ലേഖനം വിധികളും, വിലക്കുകളും ഉള്ള ഈ വിഷയം തെരുവില്‍ വലിച്ച്ചിഴപ്പെടെണ്ടത് അല്ലല്ലോ. മനസ്സിലാക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ മാന്യമായ രീത്യില്‍ ചര്‍ച്ച ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ട്. അതല്ല ഉദ്ദേശമെങ്കില്‍ അത് ചര്ച്ച്ചിച്ച്ചു കൊണ്ടേയിരിക്കും ഈ പറഞ്ഞ വിഭാഗങ്ങള്‍. അവിടെ വിജയം അല്ല വിഷയം, പരമാവധി നാറ്റിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ പ്രത്യേകിച്ചും. നല്ല ശ്രമം പടന്നക്കാരാ അനാചാരങ്ങള്‍ക്കെതിരെ ജന മനസ് ഉണര്ത്തുന്നതാകട്ടെ ഈ പ്രവര്‍ത്തനങ്ങള്‍ വിവാഹ മോചനത്തിന് ഇസ്ലാം നിര്‍ദേശിക്കുന്ന വിവിധ ഘട്ടങ്ങളുണ്ട്. ഒരു ബന്ധം പരമാവധി നില നിര്‍ത്താനുള്ള step കളാണവ. മുസ്ലിംകളിലെ ബഹുഭൂരിഭാഗത്തിനും വിമര്‍ശകരില്‍ ഒട്ടുമിക്ക പേര്‍ക്കും ഈ വിഷയങ്ങള്‍ അറിയില്ല. ഈ പോസ്റ്റ്‌ പഠനത്തിനു നിമിത്തമാകട്ടെ. അഭിനന്ദനങ്ങള്‍. ദാറുല്‍ ഉലൂം ലക്നോ അല്ല ഈ ഫതവ കൊടുത്തു എന്ന് പറയപ്പെടുന്നത്‌ ദാറുല്‍ ഉലൂം ദയൂബന്ദ് ആണ് .സ്വതന്ത്ര സമര കാലത്ത്‌ സകല ഉത്തരേന്ത്യന്‍ മുല്ലമാരും ബ്രിട്ടീഷുകാരന്‍റെ കോണകം താങ്ങി നടന്നപ്പോള്‍ അന്തസ്സോടെ രാജ്യത്തെ മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയ മഹത്തായ സ്ഥാപനം അവിടെ നിന്നും ഇത്തരം സുബോധാമില്ലാത്ത ഫത്‌വ ഉണ്ടെന്നു പ്രചരിപ്പിക്കുന്നവ രുടെ ഗൂഡ ഉദ്ദേശം തിരിച്ചറിയേണ്ടതുണ്ട് തെറ്റ് ധാരണകള്‍ തിരുത്താന്‍ പ്രേരകം ആയ പോസ്റ്റ് പോരട്ടെ ഇനിയും ഇങ്ങനെ ഉള്ളവ വളരെ നന്നായിട്ടുണ്ട് .ഇനിയും ഇത് പോലോത്ത അറിവുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നു പടന്നകാരന്റെ തലാക്കുമായി ബന്ധപ്പെട്ട ലേഖനം നല്ല നിലവാരം പുലർത്തുന്നു, പ്രത്യകിച്ചു പുതിയ തലമുറ തലാക്ക് എന്നാൽ സ്ത്രീകളെ പെട്ടെന്ന് ഒഴിവാക്കി കളയുക എന്നാണു മനസ്സിലാക്കിയിരിക്കുന്നത് എന്നാൽ അതിന്റെ ഘട്ടങ്ങളെ കുറിച്ച് പലർക്കും അറിയില്ല . തെറ്റിധാരണകൾ അകറ്റാനുള്ള ഇതുപോലുള്ള ലേഖനം നവ മാധ്യമങ്ങളിൽ ചർചയാവട്ടെ, എല്ലാ ആശംസകളും എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ്‌ എനിക്ക് തോന്നിയത് എന്റെ മനസ്സിൽ ഉള്ള അങ്ങനെ എന്റെ ചെറിയ "സംഭവങ്ങള്‍" ഞാൻ വിപുലീകരിച്ചു എഴുതുന്നു അത്രമാത്രം നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വായിക്കുക . അല്ലെങ്ങിൽ പ്ലീസ് ക്ലോസ് ചെയ്ത് എന്നെ ശപിക്കാതെ പോകുക പിന്നെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഞാൻ ഒരു "മാപ്പിള" ആയതിനാൽ എഴുത്തിനൊരു "മാപ്പിള ചൊയ" ഉണ്ടാവും അതും അങ്ങ് സഹി ച്ചേ പറ്റൂ അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു.. അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും ആര്‍ എസ് എസ് മുതല്‍ എന്‍ ഡി എഫ് വരെ ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍ ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ? തങ്ങളൂട്ടിയുടെ ഒരു ദര്‍ശനാ ടി വി ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി നായര്‍ മാപ്പിള ഒന്നാം കേരള മഹായുദ്ധം തുടങ്ങി മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ രാഹുല്‍ ഗാന്ധിയോ ഘണ്ടിയോ അതോ വെറും ചണ്ടിയോ? റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ ഹാപ്പി ബര്‍ത്ത്ഡേ മൈ പട്ടീ ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം സ്തോത്രം സ്തോത്രം ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ അബായ,ഹി ത ലക്കെട്ട്‌ വായിച്ചാൽ മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന് സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പ സാ മുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള ചാറ്റ് റൂം അവര്‍ ചാറ്റ് റൂമില്‍ അവള്‍ പേറ്റ് റൂമില്‍ ചോരകുഞ് ചവറ്റ് റൂമില്‍ മിസ്സ്ഡ് കോള്‍ ‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി (ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഇമ്മാതിരി ഒരു തലക്കെട്ടിന് പ്രേരിപ്പിച്ചത് വേറൊരു പിരാന്തന്‍ ചിന്താഗതിയാണ്. നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ സ മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ” ജിഹാദും .ത്വലാഖും ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. മാധവിക്കുട്ടിയെ ഏതൊരു സാഹിത്യ പ്രേമിയെയും പോലെ എനിക്കും ഇഷ്ടമായിരുന്നു. ബഹുമാനവും ആരാധനയുമായിരുന്നു. മാധവിക്കുട്ടിയുടെ വേർപാട് കുടുംബാംഗങ്ങൾക്കുള്ള അതേ തീവ്രതയിൽ തന്നെ നമ്മെയും വേദനിപ്പിക്കുന്നു. ഇന്നത്തെ ദിവസം(2009, മെയ് 31) ചാനലുകൾ മുഴുവൻ ‘കമല സുരയ്യ‘ യുടെ വേർപാട് ‘ആഘോഷിച്ചു‘. നാളത്തെ പത്രങ്ങളും അത് തന്നെ ചെയ്യും. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ആ സ്ത്രീയെ മലയാളികൾ മറന്നതായി നടിച്ചു. വെറുക്കുകയും വിമർശിക്കുകയും ചെയ്തു. സാംസ്കാരിക കേരളം സംസ്കാരശൂന്യമായാണോ അവരോട് പെരുമാറിയത്? അങ്ങനൊരു വേദന അവർക്കുള്ളതായാണ് പുനെയിലേയ്ക്ക് പോവും മുൻപേ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദുർഗന്ധത്തിൽ നിന്നകന്ന് അല്പം ശുദ്ധവായു ശ്വസിക്കാനായാണെത്രെ മാധവിക്കുട്ടി പുനെയിലേയ്ക്ക് പോവുന്നത്. കൊച്ചിയിലെ വായുവിൽ നിറഞ്ഞ ദുർഗന്ധമോ അതോ ചീഞ്ഞഴുകുന്ന സാംസ്കാരിക കേരളം വമിപ്പിക്കുന്ന ദുർഗന്ധമോ എന്ന് മാധവിക്കുട്ടിയുടെ മനസ്സിന് മാത്രമറിയാം. അത് പറയാൻ പക്ഷേ ഇനി അവരില്ല. മാധവിക്കുട്ടിയുടെ മതം മാറ്റമായിരുന്നു ഒരു വിഭാഗം ആൾക്കാരുടെ വിമർശനത്തിനും ശത്രുതക്കും പാത്രമാക്കിയത്. എന്നാൽ എന്തായിരുന്നു അങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകം. ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള സംഭാഷണത്തിൽ ഇക്കാര്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ; പ്രത്യേകിച്ച് വിധവയായ സ്ത്രീകൾ ദു:ശ്ശകുനങ്ങളാണെന്ന രീതിയിൽ ഹൈന്ദവർ വച്ചുപുലർത്തുന്ന അന്ധവിശ്വാസങ്ങൾ, അതുമൂലമുണ്ടാവുന്ന ഒറ്റപ്പെടലുകൾ, ഇവയൊക്കെ അവരെ വല്ലാതെ ഉലച്ചിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ മാധവിക്കുട്ടി ആർക്കാണ് അപശകുനമാവുക. അങ്ങനെ ആർക്കെങ്കിലും ആവുന്നെങ്കിൽ സാക്ഷാൽ ഈശ്വരൻ തന്നെ അത്തരക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ അതും അവർ അപശകുനമായി കണ്ട് ശുദ്ധി വരുത്തേണ്ടതാണ്. വിധവകൾക്ക് വലിയ അംഗീകാരം നൽകുന്ന മതമാണ് ഇസ്ലാം മതം എന്ന അറിവിലാണ് മാധവിക്കുട്ടി കമലാ സുരയ്യ ആയത്. അവർക്കവിടെ എത്ര അംഗീകാരവും സ്വാതന്ത്ര്യവും ലഭിച്ചു എന്നത് ഇനി നമ്മൾ തേടേണ്ട കാര്യമല്ല. എങ്കിലും അവർ കമല സുരയ്യ ആയതിനുശേഷം ചിത്രം വരച്ചതും കവിത എഴുതിയതും ആഭരണങ്ങൾ ധരിച്ചതും വരെ ചില മത മൌലികവാദികൾ വിവാദമാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ സ്നേഹവും അംഗീകാരവും പരിഗണനയും സ്വാതന്ത്ര്യവും മോഹിച്ച മാധവിക്കുട്ടി അവിടെയും ഒറ്റപ്പെടുകയായിരുന്നോ എന്ന് വേദനയോടെ നമുക്ക് ചിന്തിക്കേണ്ടി വരും. മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം. മതമേതായാലും മാധവിക്കുട്ടിക്ക് വേണ്ടിയിരുന്നത് മനസ്സ് നിറയെ സ്നേഹമായിരുന്നു. അവർ സ്നേഹത്തെക്കുറിച്ച് എഴുതി. സ്നേഹത്തെക്കുറിച്ച് പറഞ്ഞു. സ്നേഹം ചൊരിഞ്ഞും സ്നേഹം തേടിയും ജീവിച്ചു. അതുപോലെ സ്നേഹനിധികളായ മക്കളുടെ അടുത്തുവച്ചു തന്നെ ജീവിതയാത്ര അവസാനിക്കുകയും ചെയ്തിരിക്കുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായതും ഒരുപാട് ചർച്ച ചെയ്യപ്പെട്ടതുമായ ഒരു കൃതിയാണല്ലോ എന്റെ കഥ എന്നത്. അതിസുന്ദരിയായ ഒരു സ്ത്രീ തീരെ ഒളിവും മറവുമില്ലാതെ തന്റെ ജീവിതാനുഭവങ്ങൾ പകർത്തിയിരിക്കുന്നു എന്നതായിരിക്കാം കുറെയെങ്കിലും പേരേ ഇതിലേയ്ക്ക് ആകർഷിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് ആദ്യമായി ഞാൻ ഈ ബുക്ക് വായിക്കുന്നതും മറ്റൊരു കാരണംകൊണ്ടുമായിരുന്നില്ല. എന്നാൽ പിന്നീടോരോ തവണ ‘എന്റെ കഥ’ വായിക്കുമ്പോഴും അവരുടെ ലളിതസുന്ദരമായ ശൈലി എന്നെ കൂടുതൽ കൂടുതൽ വിസ്മയിപ്പിക്കുകയായിരുന്നു. എഴുത്തെന്നത് ഇത്ര ലളിതമോ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അതേ സമയം തെന്നെ ഇതുപോലെ ഒരു വരിയെങ്കിലും കുറിക്കാൻ ആർക്ക് സാധിക്കുമെന്ന സംശയം മനസ്സിൽ ജനിപ്പിക്കുകയും ചെയ്യുന്ന മാധവിക്കുട്ടിയോട് എനിക്ക് ആരാധന തന്നെയായിരുന്നു. മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് എനിക്കുള്ള ആരാധനയുടെ കാരണം അവരുടെ ബുക്കുകളാണെങ്കിൽ ഒരു സ്ത്രീയെന്ന നിലയിൽ അവരോടുള്ള ബഹുമാനം എന്നിൽ അത്യധികമായി വളർത്തിയത് അന്തരിച്ച ശ്രീ. എം.പി നാരായണപിള്ളയുടെ ‘മൂന്നാം കണ്ണ് ‘ എന്ന പേരിൽ ഡി.സി ബുക്സ് പുറത്തിറക്കിയ ജീവചരിത്രോപന്യാസങ്ങളിൽ ‘മാധവിക്കുട്ടി’യെക്കുറിച്ചുള്ള അദ്ധ്യായമായിരുന്നു. ‘എന്റെ കഥ’ എഴുതിയതിന്റെ പേരിൽ മാത്രം അവർ സദാചാരമില്ലാത്ത സ്ത്രീയായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ ധാരണ തിരുത്താൻ നാരായണപിള്ളയുടെ വരികൾ കാരണമാവുമെന്ന ശുഭചിന്തയാലാണ് ഞാനതിവിടെ ഉപയോഗിക്കുന്നത്. മാധവിക്കുട്ടിയും അവരുടെ കുടുംബവുമായി വർഷങ്ങൾ നീണ്ട വ്യക്തി ബന്ധം പുലർത്തി പോന്നിരുന്ന നാരായണപിള്ള പറയുന്നത് ‘എന്റെ കഥ ‘ മാധവിക്കുട്ടിയുടെ ആത്മകഥ അയിരുന്നില്ലെന്നാണ്. അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്തഭാഗമെന്ന് എനിക്ക് തോന്നിയ ഏതാനും വരികൾ ഞാനിവിടെ കുറിക്കട്ടെ. “ …കമലാദാസിന്റെ പുറത്ത് പിഎച്ച്. ഡി എടുക്കാൻ ഇറങ്ങിത്തിരിക്കുന്നവരൊക്കെ ഹരിശ്രീ കുറിക്കുന്നത് ‘എന്റെ കഥ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചായിരിക്കും. അത് ആത്മകഥയാണെന്ന് തെറ്റിദ്ധരിച്ച് അവർ തുടക്കത്തിലേ വഴിതെറ്റും. ആ പുസ്തകം സൃഷ്ടിക്കുന്ന മായയിൽക്കൂടിയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെയും സാഹിത്യത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. ഡസൻ കണക്കിന് ഭാഷകളിൽ പരിഭാഷയും ഡസൻ കണക്കിന് എഡിഷനുകളും പുറത്തിറങ്ങിയ ഈ കൃതിതന്നെ ഒരു നോവലാണെങ്കിലോ? “ “…. ‘എന്റെ കഥ ‘ എന്ന പുസ്തകം എഴുതാനുള്ള യഥാർത്ഥ കാരണം മാധവിക്കുട്ടിയുടെ അക്കാലത്തെ കാശിനുള്ള ബുദ്ധിമുട്ടുതന്നെയായിരുന്നു. എല്ലാ മനുഷ്യർക്കും കാശിനു ബുദ്ധിമുട്ടുവരാം. ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല. പക്ഷേ, പണത്തിന്റെ ഞെരുക്കം സാധാരണ മനുഷ്യൻ അനുഭവിക്കുന്നതിന്റെ പത്തിരട്ടി വലിയ പ്രശ്നമായിട്ട് മാധവിക്കുട്ടിക്ക് തോന്നാനൊരു കാര്യമുണ്ടായിരുന്നു. ഞാൻ മാധവിക്കുട്ടിയെ പരിചയപ്പെടുന്നതിനു നിരവധി വർഷങ്ങൾക്കു മുൻപ് ‘ക്യാരാവാൻ’ എന്ന പേരിൽ ഡൽഹിയിൽ നിന്ന് അച്ചടിച്ചിറക്കിയിരുന്ന ഒരു ചവറുമാസികയിൽ കമലാദാസെന്ന പേരിൽ അതിമനോഹരമായ ഒരു ലേഖനം വായിച്ചിരുന്നു. ആ ലേഖനത്തിന്റെ വിഷയം – ഭർത്താവിന്റടുത്തുനിന്ന് ചെലവിന് വാങ്ങുന്നത് മാനക്കേടായി നായർ സ്ത്രീകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു.താൻ കൊടുക്കുന്ന സേവനങ്ങൾക്ക് പ്രതിഫലം ഒരാളിൽനിന്നു മാത്രം വാങ്ങിയാലും പല മനുഷ്യരിൽ നിന്നു വാങ്ങിയാലും ഒരുപോലെ ‘കൊടുക്കൽ‌വാങ്ങൽ’ എന്ന നിലവാരത്തിലേയ്ക്ക് അധ:പതിക്കുമെന്നും മറ്റും. ചുരുക്കിപ്പറഞ്ഞാൽ ചെലവിനു കിട്ടുന്നതിന് പകരം കിടന്നുകൊടുക്കുന്ന ലോകമെമ്പാടുമുള്ള സാധ്വികളുടെ പരിപാടി വ്യഭിചാരമാണെന്ന്. ഈ ലേഖനത്തിന്റെ ‘ഒറിജിനാലിറ്റി’യും ഇതിലടങ്ങിയിരുന്ന ലോജിക്കിന്റെ ശക്തിയും എന്നെ അത്ഭുതപ്പെടുത്തി. തന്റെ ചിലവിനോ ചികിത്സക്കോ എന്തിനേറെ, കുട്ടികളെ പഠിപ്പിക്കുന്നതിനുപോലുമോ ഭർത്താവിന്റടുത്തുനിന്ന് പത്ത് പൈസ വാങ്ങരുതെന്നൊരു മോഹം എക്കാലത്തും മാധവിക്കുട്ടിയുടെ ഉള്ളിലുണ്ട് “ ഇങ്ങനെ പോവുന്നതാണ് നാരായണപിള്ളയുടെ ലേഖനം. മാധവിക്കുട്ടി ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കേണ്ട ഒന്ന്. മാധവിക്കുട്ടി എന്ന സ്ത്രീയെയും അവരുടെ കുടുംബത്തെയും അടുത്തറിയാൻ പിള്ള സാറിന്റെ ലേഖനം സഹായകമാവും. അപ്പോൾ പറഞ്ഞുവന്നത്, ‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ഒന്നാന്തരമൊരു ഭാവനാസൃഷ്ടി മാത്രമാണെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. കാശിന്റെ ആവശ്യത്തിനെഴുതുമ്പോൾ വിൽക്കാനുള്ള ചേരുവകൾ ബുദ്ധിപൂർവ്വം അവർ ചേർത്തിരിക്കാം. നമ്മൾ കപടസദാചാരക്കാരും നിരൂപകരുമൊക്കെ അവ വിശ്വസിച്ച് ആ പാവം എഴുത്തുകാരിയെ ഭ്രാന്തിയും ധിക്കാരിയും തന്റേടിയുമൊക്കെയാക്കി മാറ്റി. മലയാളത്തെ അവർ സ്നേഹിച്ചു എന്നാൽ മലയാളികളെ അവർ സ്നേഹിച്ചിരുന്നോ? സ്നേഹിച്ചിരിക്കാം. ശത്രുക്കളോട് സ്പർദ്ധ പുലർത്തുന്നവളായിരുന്നില്ലല്ലോ കമല സുരയ്യയായ മാധവിക്കുട്ടിയെന്ന കമലാ ദാസ്. വിധവയായ അവരെ കണ്ടതു് അമ്പലത്തില്‍ പോകാനിറങ്ങിയവര്‍ അപശകുനമായി കണ്ടു എന്നതു് എന്തോ എനിക്കു് വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌.‍ ഇന്നലെ ഉച്ചയ്ക്കും ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള ‘സംഭാഷണ’ത്തിന്റെ പുനസം‌പ്രേഷണം വന്നിരുന്നു. അക്കാര്യം വളരെ വേദനയോടെതന്നെ മാധവിക്കുട്ടി പറഞ്ഞതാണ്. വിശ്വസിക്കാം. മലയാള സ്ത്രീത്വത്തിന്റെ തന്റെടതിന്റെ പ്രതീകമാണ് മാധവിക്കുട്ടി 9 ആം വയസ്സില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ മുന്‍ നിരയില്‍ ഒരു ചെറുകഥ എഴുതി എന്നതില്‍ നിന്നു മനസിലാക്കാം ആരായിരുന്നു അവരെന്ന് മലയാളിയെ അവര്‍ മനസിലാക്കിയത്‌ പോലെ മലയാളം കമലയെ മനസിലാക്കിയില്ല എന്റെ കഥ എഴുതാന്‍ കാട്ടിയ തന്റെടതിന്റെ പേരില്‍ അവരെ മലയാളത്തിന്റെ വ്യര്‍ത്ഥ സദാചാരം ഒത്തിരി ക്രൂശിച്ചു ആലപ്പുഴയില്‍ മലയാളത്തിന്റെ നീലാംബരിയെ കൊണ്ട് വരുമ്പോള്‍ ഒരു നോക്ക് കാണണം എന്ന് ആഗ്രഹിക്കുന്നു മാധവിക്കുട്ടിയ്ക്ക് ആദരാജ്ഞലികള്‍ നേരാന്‍ ഞാനും പങ്ക് കൂടുന്നു ഇനിയും ഇങ്ങനെ ഒരു മനുഷ്യജന്മത്തെ എന്നെങ്കിലും ലോകത്തിനു കിട്ടുമോ ഹിന്ദുമതത്തില്‍ നിന്ന് സ്ത്രീ സ്വാതന്ത്ര്യം കിട്ടാന്‍ ഇസ്ലാമിലേക്ക്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അവരൊരു കമ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍ ഇത്രേം കുഴപ്പം വരൂലാരുന്നു. ബാക്കിയെല്ലാം ശരി, അത് അവരുടെ കാര്യം എന്റെ കഥ മിത്താണോ ആത്മകഥയാനോ എന്നന്വേഷിക്കുന്നത് മലയാളിയുടെ ചങ്ങലയില്‍ ബന്ധിതമായ പെര്വേട്ടട് ലൈംഗിക സദാചാര ബോധം. റിയലാണെന്നറിഞ്ഞാല്‍ മാനസിക സ്വയംഭോഗത്തിന് മാറ്റു കൂടുമല്ലോ. അതിന്റെ പേരില്‍ അവരെ വിമര്‍ശിച്ച ശപ്പന്മാര്‍kk. മുകളിലെഴുതിയ എല്ലാവരും ആദരാഞ്ജലി എന്ന വാക്ക് തെറ്റിച്ചെഴുതിയതില്‍ വിഷമമുണ്ട്. ഇതാ ഒരു ശരിയായ 'നെയ്പ്പായസം' ഒഴികെയുള്ള കഥകള്‍ ഇഷ്ടമല്ല എന്‍റെ കഥ'യിലെ കൃത്രിമത്വം പ്രത്യേകിച്ചും. എങ്കിലും അവരെപ്പോലെ മറ്റൊരു കഥാകാരിയെ കാത്തിരിക്കേണ്ടിയിരിക്കുന്നു കാന്താരിക്കുട്ടിയും ഇങ്ങനെ അവിശ്വസിച്ചാലോ. അവരുടെ തന്നെ വാക്കുകളാണത്. ഞായറാഴ്ച ആയിരുന്നെങ്കിലും ഒരു തുള്ളി ഞാൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. അത് കേൽക്കുമ്പോഴും ഇതെഴുതുമ്പോഴും. ഇനിയെങ്കിലും വിശ്വാസിയാവൂ.. ഒരു വലിയ എഴുത്തുകാരി കൂടി വിട പറഞ്ഞു. പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്കു “പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്” മാധവിക്കുട്ടിയുടെ വേർപാടിനുശേഷം ടിവിയിൽ അവരെക്കുറിച്ച്‌ നിരവധി പരിപാടികൾ കണ്ടു. മലയാളം ബ്ലോഗുകളിലും നിരവധി ലേഖനങ്ങൾ. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ അവരെ മലയാളികൾ മറന്നിട്ടില്ല, മറക്കാൻ സാധിക്കില്ല എന്നാണ്‌. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍ ലളിതമായ ഭാഷയിലൂടെ ഇത്ര ഒഴുക്കോടെ എഴുതാന്‍ കഴിയുന്നയൊരു എഴുത്തുകാരിയെ കണ്ടിട്ടേയില്ല നീര്‍മാതളം പൂത്ത കാലവും ബാല്യകാലസ്മരണകളും ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും നെയ്പ്പായസം എന്നൊരൊറ്റ കഥയിലൂടെ വല്ലാതെയുലച്ചു കളഞ്ഞു ആ എഴുത്തു മാധവിക്കുട്ടി വിരിയിച്ച ആ നീര്‍മാതളപൂക്കള്‍ ഒരിക്കലും വാടാതെ നില്‍ക്കട്ടെ.. എന്റെ കമന്റ് നീളം കുറെ കൂടിപ്പോയതിനാല്‍ ഒരു പോസ്റ്റാക്കി ഇട്ടിട്ടുണ്ട്. കമലാ സുരയ്യ എന്റെ ചില വിമത ചിന്തകള്‍ ‘എന്റെ കഥ’ മാധവിക്കുട്ടിയുടെ ആത്മ കഥ തന്നെയണെന്നിരിക്കട്ടെ. അതല്ലേ നല്ലതു?!അവര്‍ തന്നെ പറഞ്ഞ പോലെ ‘സ്വന്തം വസ്ത്രമുരിഞ്ഞ്, തന്റെ മജ്ജയും മാംസവുമെടുത്തു കാണിക്കുക‘യായിരുന്നു അവര്‍ എന്നു വിശ്വന്സിക്കനണെനിക്കിഷ്ടം. അതിലേറെ ഒരാള്‍ക്ക് എങ്ങനെ അവനവനോടു സത്യസന്ധയാകാന്‍ കഴിയും? എനിക്കവരുടെ നേരു പറച്ചിലുകളാണിഷ്ടം. നേരുകള്‍ ‘കേള്‍ക്കാനുള്ള ചങ്കൂറ്റം‘ നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ! പോങ്ങുമ്മൂടന്‍, ഞാന്‍ വിശ്വസിച്ചു, പക്ഷേ ശരിക്കും വേദനയോടെ. ഇതു എനിക്കു കിട്ടിയ ഒരു മെയിലില്‍ ഒരാള്‍ അയാളുടെ മനസ് എഴുതിയതാ.. ഞാന്‍ നേരത്തെ സൂചിപ്പിച്ച ഭയം ഇതിലും കണ്ടു.. ഈ ലേഖനം എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഇതിനോട് ചേര്‍ത്ത് വായിക്കാന്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഇവിടെ കുറിക്കുന്നു. മാധവിക്കുട്ടി മതം മാറിയത് ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ കൊണ്ടല്ല. മതം മാറ്റത്തെ ന്യായികരിക്കാന്‍ ആദ്യമൊക്കെ അവര്‍ പറഞ്ഞിരുന്നത് കൃഷ്ണനില്‍ എനിക്ക് അഭയം കിട്ടുന്നില്ല എന്നായിരുന്നു. അങ്ങനെ ബാലിശമായ ഒത്തിരി കാരണങ്ങള്‍ അവര്‍ നിരത്തി. പിന്നീടൊരിക്കല്‍ ദൂരദര്‍ശന്റെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു വളരെ നിരാശയായ ഒരു മാധവിക്കുട്ടിയെ കേരളം കണ്ടു. അതില്‍ അവര്‍ വെളിപ്പെട്ടുത്തിയിരുന്നു ഒരു പ്രണയത്തിന്റെ പേരിലായിരുന്നു ഈ മതം മാറ്റമെന്നും പക്ഷെ അയാള്‍ കാലുമാറിയെന്നും. അവരുടെ കഥകള്‍ വായനക്കാരനെ ഒരു വിശാലമായ മൈതാനത്തിലൂടെ നടത്തുന്നവയായിരുന്നു. വിജയനും ആനന്ദുമൊക്കെയാവട്ടെ ഇരുള്‍ഗുഹകളിലൂടെ നമ്മെ നയിക്കുന്നവരും. പക്ഷെ ഈ എഴുത്തുകാരി ഒരു വ്യക്തിയാകുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ എന്നും ബാലിശമായിരുന്നു. പിണക്കവും പരിഭവും ദേഷ്യവും എല്ലാം അവര്‍ തുറന്നടിച്ചു. അവര്‍ വ്യക്തിപരമായി എന്തുമാകട്ടെ അവര്‍ ലോകം കണ്ട നല്ലൊരെഴുത്തുകാരി തന്നെയാണെന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകില്ല. ഇന്ന് നീര്‍മാതളം എന്നുകേട്ടാല്‍ മാധവിക്കുട്ടി എന്നു തന്നെയാണ് ഏതൊരു സാഹിത്യപ്രേമിയുടെയും മനസ്സു പറയുന്നത്. “നീര്‍മാതളം പൂത്തകാലം” ആ എഴുത്തിന്റെ മാസ്മരികതയില്‍ മയങ്ങി ഞാനും ഒരു നീര്‍മാതളം നട്ടു. കാലാകാലങ്ങളില്‍ അതില്‍ ഓറഞ്ചു നിറത്തില്‍ പൂക്കള്‍ വിടര്‍ന്നു കൊണ്ടിരിക്കുന്നു. പോങ്ങുമൂടന്‍ പറഞ്ഞതുപോലെ ഇനി “പൂക്കാന്‍ മറക്കുമോ നീര്‍മാതളങ്ങള്‍” ഈ ചർച്ച നമുക്ക് തുടരണോ? ഏതു മതത്തിലും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെയുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അവർ ഈ രീതിയിൽ വിനിയോഗിച്ചു എന്ന് കണ്ടാൽ മതി. ആ തീരുമാനത്തെ മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ആ വിഷയം ഒരു ചർച്ചയാക്കേണ്ട സ്നേഹിതാ. മാധവിക്കുട്ടി മതം മാറിയതുകൊണ്ട് ഹൈന്ദവസംസ്കാരം തകരുകയോ മുസ്ലീ സമുദായത്തിന് പ്രത്യേകിച്ച് എന്തെങ്കിലും മേന്മ ചാർത്തിക്കിട്ടുകയോ ചെയ്തിട്ടുണ്ടോ? ഒന്നുമില്ല. ഒരു മതവും ഏതാനും വ്യക്തികളുടെ കൊഴിഞ്ഞുപോക്കുകൊണ്ടും കൂട്ടുചേരൽകൊണ്ടും തളരുകയോ വളരുകയോ ഇല്ല. അനിൽശ്രീയുടെ പല കാഴ്ചപ്പാടുകളും ചോദ്യങ്ങളും കഴമ്പുള്ളവതന്നെയാവാം. എന്നാൽ ഇത് തുടരരുതെന്നഭ്യർത്ഥിക്കുന്നത് നമ്മളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത്ര അകലത്തിൽ അവർ എത്തിക്കഴിഞ്ഞിരിക്കുന്നു. അവർ നൽകിയ നന്മകളും ചൊരിഞ്ഞ സ്നേഹവും മാത്രം ഈ നിമിഷം നമ്മളുടെ മനസ്സിൽ മതി. ‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ആത്മകഥ ആവരുതേയെന്ന പ്രാർത്ഥന എനിക്കുണ്ടായിരുന്നില്ല. പക്ഷേ, അവർ ഏറ്റവും ക്രൂരമായ വിമർശനത്തിനും അധിക്ഷേപത്തിനും ഇരയേകേണ്ടി വന്നതിൽ പ്രധാന കാരണം എന്റെ കഥയായിരുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും അടുത്ത സ്നേഹിതരിലൊരാളായ എം.പി നാരയാണപിള്ള അതിനെക്കുറിച്ച് എഴുതിയതുപോലും ഒരുപക്ഷേ അവരെ ഒരുപരിധിവരെ ഈ അധിക്ഷേപങ്ങളിൽ നിന്നും രക്ഷിക്കാനായാവണം. അദ്ദേഹത്തിന്റെ ആ വരികൾ അതേ ഉദ്ദേശശുദ്ധിയോടെ ഞാനിവിടെ പകർത്തി എന്നുമാത്രം. സത്യത്തിൽ ലജ്ജിക്കേണ്ടത് നമ്മൾ കപടസദാചാരക്കാരായ മലയാളികൾ തന്നെയാവണം. അവരുടെ നേര് നമ്മുടെ കാപട്യത്തെ പൊള്ളിച്ചു. നേരുകള്‍ ‘കേള്‍ക്കാനുള്ള ചങ്കൂറ്റം‘ നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ എന്ന അഭിജയുടെ പ്രാർത്ഥനയിൽ ഞാനും പങ്കു ചേരുന്നു. സ്വന്തം വീട്ടിലെ കാര്യങ്ങൾ എഴുതാൻ മാത്രം അൽ‌പ്പവിഭയോ വിഢിയോ അല്ലായിരുന്നു അവർ. ‘എന്റെ കഥ’ ആത്മകഥയാണെന്നു ലളിതമനസ്കരെ വിശ്വസിപ്പിച്ച സൂത്രക്കാരിയാണവർ. മാധവിക്കുട്ടിയ്ടെ ഏറ്റവും നല്ല കഥകൾ ‘എന്റെ കഥ’ യ്ക്കു മുൻപ് എഴുതപ്പെട്ടവയാൺ. റ്റി. പദ്നാഭൻ ‘ഗൌരി’ എഴുതുന്നതിനു വളരെ മുൻപു തന്നെ അവർ ആ പ്രമേയം കഥയാക്കിയിരുന്നു. എം. ടി. യുടെ ‘വാനപ്രസ്ഥ’വും പിന്നെ വന്നത്. ‘ചുവന്ന പാവാട’, ‘നാവികവേഷം ധരിച്ച കുട്ടി’ ‘കാളവണ്ടികൾ’, ‘വക്കീലമ്മാവൻ’ ‘അവന്തി രാജകുമാരി’ ഇവയൊക്കെ അവശ്യം വായിക്കപ്പെടേണ്ടതു തന്നെ. സ്വന്തം മുത്തശ്ശിയെ കിണറ്റിൽ തള്ളി കൊന്നിട്ട് ഒന്നുമറിയാത്ത പോലെ അടിച്ചുവാരൽ തുടരുന്ന വീട്ടമ്മയുടെ കഥയും (പേരോർമ്മിക്കുന്നില്ല. വളരെ നന്നായി ഈ ഓർമ്മപ്പെടുത്തലുകൾ. സന്തോഷം. മാധവിക്കുട്ടിയുടെ മതം മാറ്റത്തിനുള്ള കാരണം എന്താണെന്നോ മറ്റോ വിശദമായി പഠിച്ചിട്ടില്ല. എങ്കിലും അവരുടേ മതം മാറ്റമാണ് അവരെ കേരളത്തിൽ നിന്നും പറിച്ച് നടേണ്ടി വന്ന സാഹചര്യമൊരുക്കിയത് എന്നത് ഒരു വസ്‌തുതയാണ്. അവസാന നാളിൽ അവർ സാഹിത്യ അക്കാഡമിക്ക് ദാനം ചെയ്‌ത സ്ഥലത്തെ ചൊല്ലി ചില അസഹിഷ്ടുക്കളുടെ ശബ്ദം കടമെടുത്ത് യൂസഫലി കേച്ചേരിയടക്കം രംഗത്ത് വന്നിരുന്നു. പിന്നെ, അവരുടെ തറവാട് (നാലപ്പാട് അത്ര ദരിദ്രമായിരുന്നില്ല എന്നാണ് അറിവ്. എന്റെ ഉമ്മയും കൂട്ടുകാരികളുമൊക്കെ സ്കൂളിൽ (നാലപ്പാട്ടെ സ്കൂൾ തന്നെ ആണെന്ന് തോന്നുന്നു പഠിക്കുന്ന സമയത്ത് ഉച്ച ഭക്ഷണവു മറ്റും കഴിക്കാനും വെള്ളം കുടിയ്ക്കാനും മറ്റും അവിടെ പോയിരുന്നു. ബാലാമണിയമ്മയെ പറ്റിയൊക്കെ ഉമ്മ പറയാറുണ്ട്. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും മറ്റു പാവങ്ങൾക്കുമെല്ലാം എന്നു ഭക്ഷണം കൊടുത്തിരുന്നുവത്രെ.. ഇവിടെ പ്രചാരകന്റെ ബ്ലോഗിൽ കമലയ്യ്ക്ക് കലിമ ചൊല്ലിയ ഓർമ്മ ഇവിടെ വായിച്ചിരുന്നു ഇതെഴുതുന്ന സമയത്തും റേഡിയോയിൽ അവരുടെ ശബ്ദം ‘ എന്റെ കഥാപാത്രങ്ങളെല്ലാം ഞാനാണെന്ന് തെറ്റിദ്ധരിച്ചു ‘ എല്ലാ വിവാദങ്ങളും ആറടി മണ്ണിൽ ഒടുങ്ങട്ടെ.. എഴുത്തുകാരി ചേച്ചി അത് പോങ്ങേട്ടന് പറഞ്ഞത് സത്യാണ് രണ്ട് വട്ടം അവര്ക്കാ അനുഭവമുണ്ടായെന്നും മാധവിക്കുട്ടിയുടെ അയല്ക്കാരിയായൊരു സ്ത്രീ അവസാനം കാര്യം വിശദീകരിച്ചു കൊടുത്തു എന്നതും ചാനലില് പറഞ്ഞതാണ് അവര്‍ മിക്കപ്പോഴും എങ്ങനെ എങ്കിലും വാര്‍ത്തകളില്‍ നിരഞു നില്‍ക്കാന്‍ ശ്രമിച്ചു. വി.കെ. എന്നിന്റെ വാക്കുകള്‍ ഓര്‍മ വരുന്നു. അവരെ നമ്മള്‍ സമൂഹമെന്ന ബോക്‌സിലാക്കാന്‍ ശ്രമിച്ചു. അവര്‍ ആ ബോക്‌സിനു പുറത്തായിരുന്നു .അടച്ചിട്ട വീട്ടില്‍ കിടന്നുറങ്ങാന്‍ ആര്‍ക്കും പറ്റും. പുറമ്പോക്കില്‍ മതിമറന്നുറങ്ങാന്‍ ശക്തമായ മനോധൈര്യം തന്നെ വേണം. മാധവികുട്ടിക്ക്‌ പ്രണാമം എന്റെ കഥ അവരുടെ ശരിക്കുള്ള ആത്മകഥ ആയിരുന്നെങ്കിൽ ഇപ്പോഴുള്ള ബഹുമാനത്തിനു കുറവുണ്ടാകുമായിരുന്നോ? എന്റെ കഥ ശരിക്കും ആത്മകഥയായിരുന്നെങ്കിൽ എന്റെ ബഹുമാനം ശരിക്കും ഇരട്ടിക്കുകയേ ഉണ്ടായിരുന്നുള്ളു. >>തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ!! ഹിന്ദു മതത്തില്‍, വിധവകളായ സ്ത്രീകളോടുള്ള പെരുമാറ്റം എന്ഗ്ന്ങനെ വേണമെന്ന് ആധികാരിമായി വിശദീകരിക്കുന്ന ഒരു ലേഖനം ഉണ്ടോ? ഇംഗ്ലീഷില്‍ ആയാലും മതി. വെറുതെ ഒന്ന് മനസ്സിലാക്കി വെക്കാനാണ്. കോഴി ബിരിയാണി" യെ നാം സ്നേഹിക്കുന്നത്‌ 'തിന്ന്' കൊണ്ടാണു ഇന്നിവിടെ നാം വട്ടത്തിലിരുന്ന് പ്രിയ കവയിത്രിയെ 'തിന്ന്' സ്‌നേഹിക്കുകയാണു മലയാളത്തിന് കഥകളിൽ കൂടി ഒരു പുതിയ ഭാവുകത്വം നൽകിയ,ഭാവഗീതങ്ങളുടെ ആ നീർമാതളം നിലമ്പതിച്ചുവെങ്കിലും;വായനയുള്ളകാലത്തോളം ആയതു തഴച്ചു വളരുകതന്നെചെയ്യും ..ഒരാള്‍ മരിച്ചാല്‍ അയാളെത്ര ദുഷ്ടനാനെന്കിലും നന്മകള്‍ പറയും, മതം മാറ്റമെന്നത്‌ എന്തിനാണിത്ര വലിയ കാര്യമായി എടുക്കുന്നത് “പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്” വളരെ വൈകിപ്പോയ ഒരു കമന്റ്‌ ആണെന്നറിയാം മാഷേ എങ്കിലും എഴുതുന്നു: അങ്ങിനെ പേടിക്കേണ്ട ഒരാവശ്യവുമില്ല എന്നാണു തോന്നുന്നത്. കാരണം, എന്റെ പന്ത്രണ്ടു വയസ്സുള്ള മകള്‍ 'എന്റെ കഥ' വായിച്ചിട്ട് പറഞ്ഞത് "എനിയ്ക്ക് മനസ്സിലാകുന്നു" എന്ന് മാത്രമാണ്. മുകളിലെഴുതിയ എല്ലാവരും ആദരാഞ്ജലി എന്ന വാക്ക് തെറ്റിച്ചെഴുതിയതില്‍ വിഷമമുണ്ട്. ഇതാ ഒരു ശരിയായ ആദരാഞ്ജലികള്‍ പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്. പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവ പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത് ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല. ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമാണ ഫാക്ടറി ഉടമയടക്കം നാലു പേരെ പോലീസ് പിടികൂടി മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമാണ ഫാക്ടറി ഉടമയടക്കം നാലു പേരെ പോലീസ് പിടികൂടി സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു മലപ്പുറം:വേങ്ങരയില്‍(vengara) നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ(Hans) വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഫാക്ടറി പ്രവര്‍ത്തിച്ചത്. ഉടമയും 3 ജീവനക്കാരും അറസ്റ്റില്‍.സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്ന് ആണ്.ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്‌സല്‍, കൊളപ്പുറം സ്വദേശി സുഹൈല്‍, ഡല്‍ഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. സംഭവത്തെ പറ്റി പോലീസ് ഇങ്ങനെ വിശദീകരിക്കുന്നു. ബീഡി കമ്പനി എന്ന വ്യാജേന ആയിരുന്നു വേങ്ങര വട്ടപ്പൊന്തയില് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ ആയിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ചില സൂചനകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടപാടുകാര്‍ എന്ന വ്യാജേന എത്തിയ പോലീസ് ഹാന്‍സ് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം മുഴുവന്‍ വിശദമായി മനസിലാക്കി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. 5 ലക്ഷത്തോളം വില വരുന്ന 2 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത പുകയില വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. തുടര്‍ന്ന് പുകയില ഹാന്‍സ് ആക്കി കവറുകളില്‍ നിറച്ചിരുന്നത് യന്ത്ര സഹായത്താല്‍ ആണ്.രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തികൊണ്ടു പോയിരുന്നത്. ബീഡി നിര്‍മ്മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് അത് കൊണ്ട് തന്നെ പുകയിലയുടെ ഗന്ധം ആര്‍ക്കും സംശയം ഉണ്ടാക്കിയിരുന്നില്ല. മുഖ്യ പ്രതിയും കേന്ദ്രത്തിന്റെ ഉടമയും പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസ ആണ്.100 ചാക്കോളം ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ പട്ടാമ്പിയില്‍ ഹംസക്ക് എതിരെ കേസുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, വേങ്ങര ഇന്‍സ്പക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി .സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്. മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമാണ ഫാക്ടറി ഉടമയടക്കം നാലു പേരെ പോലീസ് പിടികൂടി Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Rape അസം സ്വദേശിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ Man Steals iPhone കാമുകിക്ക് ഐഫോൺ സമ്മാനിക്കാൻ കത്തിമുനയിൽ നിർത്തി മോഷണം; യുവാവും സുഹൃത്തും പിടിയിൽ അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല; കടയ്ക്കാവൂർ പോക്സോ കേസ് അവസാനിപ്പിച്ച് കോടതി ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തി; ഭാര്യക്ക് ശിക്ഷ ജീവപര്യന്തം തടവും പിഴയും ഓട്ടോറിക്ഷയിൽ ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ Kochi Models Death മോഡലുകളുടെ മരണം; ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ Murder| മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്; വീട്ടിൽ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും Murder| സഹോദരീ ഭർത്താവിനെ വെട്ടിക്കൊന്നു; പ്രതിയും കുത്തേറ്റ് ആശുപത്രിയിൽ Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. എനിക്ക് ദൈവത്തിൽ അവിശ്വാസമോ ഭക്തരിൽ വിശ്വാസമോ ഇല്ല. അതുകൊണ്ടുതന്നെ ഇന്ന് ഞാനൊരു ഭക്തനല്ല. നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല. ‘ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല ‘ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകൾ വായിച്ചതിന് ശേഷമാണ് എന്നിലെ ഭക്തിക്ക് (ഈശ്വരനോടുള്ള) കാര്യമായ കുറവ് വന്നത്. സത്യമാണ്. ഭക്തർ എപ്പോഴും സ്വാർത്ഥരാണ് തിന്നാൻ വരരുത്. ക്ഷമയുണ്ടെങ്കിൽ മുഴുവൻ വായിക്കൂ സ്വന്തം ആവശ്യങ്ങൾ, സ്വന്തം നേട്ടങ്ങൾ, സ്വന്തം ഉയർച്ച അങ്ങനെ അങ്ങനെ ഒരു ഭക്തൻ പ്രാർത്ഥിക്കുന്നതത്രയും സ്വന്തം കാര്യങ്ങൾക്കായി. രോഗപീഢ മാറ്റാൻ, ജീവിത നിലവാരം മെച്ചപ്പെടുത്താൻ, കുടുംബത്തിന് ശ്രേയസ്സ് വരാൻ, ഉന്നത ജോലി ലഭിക്കാൻ, പ്രണയം വിജയത്തിലെത്തിക്കാൻ, പരീക്ഷയിൽ വിജയം നേടാൻ അങ്ങനെ അങ്ങനെ പ്രാർത്ഥനകൾ നീളുന്നു. പറ്റുമെങ്കിൽ അയൽ‌വാസിയായ ശത്രുവിന്റെ കൈകളിൽ കുത്തുപാള കാണണേ എന്ന് വരെ പ്രാർത്ഥിച്ച് കളയും ചില ഭക്തർ. എനിക്കതിൽ താത്പര്യമില്ല. എന്നുവച്ച് ഞാൻ മഹാൻ ആണെന്നല്ല അർത്ഥം. മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും എന്നിൽ ആവശ്യത്തിലധികം ഉള്ളതിനാലും പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വിഡ്ഡിയാണ് ദൈവമെങ്കിലും ആ വിഡ്ഡിയെ പരാജയപ്പെടുത്താൻ മാത്രം മികവ് എന്നിലില്ലെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞാൻ ഭക്തനല്ലാതാവുന്നത്. എങ്ങനെയായിരിക്കണം ഒരു ഭക്തൻ? വ്യക്തമായി അങ്ങനെ ഒരു നിർവചനം ആർക്കും നൽകാൻ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു ഭക്തൻ മനുഷ്യസ്നേഹി ആവണം. പ്രകൃതി സ്നേഹി ആവണം. നിസ്വാർത്ഥൻ ആവണം. പ്രതിപക്ഷബഹുമാനം വേണം. ത്യാഗിയാവണം. പരോപകാരിയാവണം. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ വിളനിലമാവണം. അങ്ങനെ ആയെങ്കിൽ? ആയങ്കിൽ ഈ ലോകം നന്നാവും. കാരണം പ്രപഞ്ചത്തിൽ ബഹുഭൂരിപക്ഷവും ഭക്തന്മാർ തന്നെ. അപ്പോൾ നന്നാവേണ്ടത് ഭക്തർ തന്നെയാണ്. ഭക്തർ നന്നായാൽ ലോകം നന്നായി. ഭക്തർ നന്നായാൽ തീവ്രവാദം നശിക്കും. ഭക്തർ നന്നായാൽ വർഗീയത ഇല്ലാതാവും. വേണമെങ്കിൽ ബുദ്ധിജീവികൾക്ക് ഞാൻ പറയുന്നതൊക്കെ വിവരക്കേട് എന്നുപറഞ്ഞ് പരിഹസിക്കാം. എന്നാൽ അവരുടെ വാക്കുകൾ എന്നെ അസ്വസ്ഥത പെടുത്തില്ല. കാരണം ബുദ്ധിജീവികളെ ഞാൻ മനുഷ്യഗണത്തിലേ പെടുത്തുന്നില്ല. എന്തിനാ കെറുവിക്കുന്നത്? നിങ്ങൾ ബുദ്ധിജീവി ആണോ? നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? ആവാൻ തരമില്ല. അങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങൾ ഭക്തനല്ലാതെ ആവുന്നു. നിങ്ങൾക്ക് ഈശ്വരനോളം മഹത്വം കല്പിച്ച് കിട്ടുകയും ചെയ്യുന്നു. ഈശ്വരനെ നിലനിർത്താൻ നിങ്ങൾ യത്നിക്കേണ്ട. പുകഴ്ത്തലുകളിൽ വീഴുന്ന ശുദ്ധനല്ല ഈശ്വരൻ. പ്രാർത്ഥന പുകഴ്ത്തലാണ്. പ്രാത്ഥിക്കും തോറും നിങ്ങൾക്ക് നെഗറ്റീവ് മാർക്ക് ആവും ഓടേതമ്പുരാൻ നിശ്ചയിക്കുക. നിങ്ങൾ മനുഷ്യസ്നേഹം പുലർത്തൂ. നിസ്സഹായരെ സഹായിക്കൂ. ജാതിയും മതവും വർഗ്ഗവും വർണ്ണവും നോക്കാതെ ഏവരെയും സമന്മാരായി പരിഗണിക്കൂ. നിറയെ നന്മകൾ ചെയ്യൂ. കടമകൾ നിറവേറ്റൂ. സ്വന്തം വിശപ്പ് പോലെയാണ് അന്യരുടെ വിശപ്പെന്ന് കാണൂ. നമ്മുടെ വിശ്വാസത്തെയും ആത്മാർത്ഥതയെയും ചൂഷണം ചെയ്യാൻ വരുന്ന ഏവരെയും അവർ രാഷ്ട്രീയ നേതാക്കളായാലും മതപുരോഹിതന്മാരായാലും അവരെ നിങ്ങളുടെ മനസ്സ് കീഴടക്കാൻ, നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കാൻ അനുവദിക്കാതിരിക്കൂ. സ്വയം ബഹുമാനിക്കൂ. എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു. ഈശ്വരൻ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹിക്കില്ല. നിങ്ങൾക്ക് ദോഷകരമായി ഒന്നും ഈശ്വരൻ ചെയ്യില്ല. കാരണം ഈശ്വരന് വൈരാഗ്യബുദ്ധി ഇല്ല. പകയില്ല. വിദ്വേഷമില്ല. ലോകമൊട്ടുക്ക് ‘ജിഹാദ്’ നടപ്പിലാക്കി മനുഷ്യരെ നിർദ്ദയം കൊന്നൊടുക്കുന്ന മുസ്ലീം തീവ്രവാദികളും ഭക്തരാണ്. അവരുടെ ഭക്തിയാണ് ഈ ലോകത്തിന്റെ കണ്ണീർ. തീവ്രവാദികളേ, അള്ളാഹുവിന് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല. നിങ്ങൾക്ക് അള്ളാഹുവിന്റെ സംരക്ഷണം ലഭിക്കുകയുമില്ല. എന്റെ അനുജന് തലച്ചോറിൽ ട്യൂമറായിരുന്നു. അത് മാറാൻ പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയി ഒരാഴ്ച പ്രാർത്ഥിച്ചാൽ ട്യൂമർ നിശ്ശേഷം മാറുമെന്നാണ് ഒരു ക്രൈസ്തവ ഭക്ത എന്റെ അമ്മയെ അറിയിച്ചത്. പോവുക മാത്രമല്ല. മതവും മാറണം. ജന്മനാ വിവരദോഷിയായ ഞാൻ അതിനെ എതിർത്തു. കർത്താവ്‌ രോഗശാന്തി നൽകുന്നുവെങ്കിൽ അത് ജാതി നോക്കി ആയിരിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം. സ്വന്തം അണികളെ മാത്രം പോറ്റുന്ന രാഷ്ട്രീയ നേതാവൊന്നുമല്ലല്ലോ കർത്താവ്‌. ചില ക്രിസ്ത്യാനി ഭക്തർ കർത്താവിന് പോലും അപമാനകരമാണ്. അയോദ്ധ്യയിലെ മുസ്ലീം പള്ളി പൊളിച്ച് അവിടെ രാമന് വിശ്രമിക്കാൻ ക്ഷേത്രം പണിയാനിറങ്ങി ചില വിഡ്ഡികളായ ഭക്തർ. ഭഗവാന് ഇരിപ്പിടം പണിയാൻ ഈ അല്പപ്രാണികളായ ഭക്തരുടെ സഹായം ആവശ്യമുണ്ടോ? വാജ്പേയിയ്ക്ക് പ്രധാനമന്ത്രി കസേര കിട്ടാൻ മാത്രം അത് കാരണമായി. ഭഗവാൻ ഈ തെമ്മാടികളുടെ കൂടെയുണ്ടോ? അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. വിശ്വാസിയും അവിശ്വാസിയും എനിക്ക് മുന്നിൽ ഒരു പൊലെയാണെന്ന് ഗീതയിൽ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.പലപ്പോഴും ആൾദൈവങ്ങളുടെ പുറകെ പോകുന്നവരെ കാണുമ്പൊൾ തോന്നിയിട്ടുണ്ട് ദൈവത്തിനോട് പറയാനും ഒരു ഏജന്റ് വേണോ എന്ന് ഇതൊക്കെ പറയാമെങ്കിലും ഞാനും ഒരു ഭക്തനാണ്, സ്വന്തം ആവശ്യങ്ങൾ വരുമ്പോൽ മാത്രം ദൈവത്തെ വിളിക്കുന്ന മറ്റുള്ളവരെ കൊണ്ട് കൂടി വിളിപ്പിക്കുന്ന ഭക്തൻ. കാലികളെ മേച്ചുനടന്ന ദൈവത്തിനുപോലും സിസ്റ്റമാറ്റിക് പൂജാവിധികളെ മനസ്സിലാവൂ ,ആരാണ് തീരുമാനിച്ചതെന്നറിയില്ല,എന്തായാലും എല്ലാം മനസ്സിലാക്കുന്ന ദൈവമാവില്ല ആദ്യമേ ഗണപതിക്കൊരു നാളികേരമടിച്ചിട്ടാ വായിച്ചു തൊടങ്ങിയത് ഈശ്വരന്‍ എന്ന പരമസത്യത്തില്‍ വിശ്വസിച്ചുകൊണ്ടു തന്നെ, സഹജീവികളെ സ്നേഹിച്ചു കൂടെ? എനിക്കു വേണ്ട കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് പുള്ളിക്കാരെന്റെ മുന്നില്‍ അവതരിപ്പിക്കുന്നതുകൊണ്ട് എന്താണ്‌ ദോഷം? വേറെയാരുടേതും പിടിച്ചുപറിക്കാന്‍ പോകാതിതിരുന്നാല്‍ പോരേ? അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. പോങ്ങ്സ് വളരെ നല്ല ചിന്തകള്‍ നല്ല പോസ്റ്റ് എങ്ങനെയായിരിക്കണം ഒരു ഭക്തൻ? വ്യക്തമായി അങ്ങനെ ഒരു നിർവചനം ആർക്കും നൽകാൻ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു ഭക്തൻ മനുഷ്യസ്നേഹി ആവണം. പ്രകൃതി സ്നേഹി ആവണം. നിസ്വാർത്ഥൻ ആവണം. പ്രതിപക്ഷബഹുമാനം വേണം. ത്യാഗിയാവണം. പരോപകാരിയാവണം. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ വിളനിലമാവണം. പോങ്ങൂസേ ഇത് വായിച്ചപ്പോ എനിക്കൊരു സംശയം ഇനി ഞാനൊരു ഭക്തനാണോ? നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? അങ്ങനെ പ്രാര്ത്ഥിക്കുമെങ്കില് പോലും സ്വന്തം കാര്യം വരുമ്പോള് നമ്മള് അതെല്ലാം മറക്കാറില്ലേ എന്തായാലും പോസ്റ്റ് അടിപൊളി കൊട് കൈ അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ” ഈശ്വരാ ങ്ങ്ല് ത്ര വെല്യേ പുല്യാ? തെറ്റുകളെല്ലാം, തീവ്ര വാദവും, കലാപങ്ങളും, പീടനങ്ങളും (മനുഷ്യരെയും, മറ്റു ജീവികളെയും ഒക്കെ ദൈവനാമത്തില്‍ നടപ്പാക്കുന്നവരെ പിന്തുണക്കാന്‍ ഇവിടെ ആളുകൂടി വരുന്നു രാഷ്ട്രിയ കളരിയില്‍ ഏറ്റവും പ്രസക്തി മത നേതാക്കള്‍ക്കായിരിക്കുന്നു കുമ്മനം രാജശേഖരനും, മദനിയും ഒരേ തരത്തില്‍ എതിര്‍ക്കപ്പെടെണ്ടാവരാന് എന്നിട്ടും അവര്‍ സമൂഹത്തില്‍ ഏറ്റവും സ്വികാര്യതയുള്ളവര്‍ ആയിരിക്കുന്നു എല്ലാം മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ഒരു പാവം കന്യാസ്ത്രീയുടെ ക്രൂരമായ കൊലപാതകം പോലും ദൈവനാമത്തില്‍ നീതികരിക്കാന്‍ ആളുണ്ടായി ഹരിയേട്ടാ, യെട്ടനെപോലെ ചിന്തിക്കുന്നവര്‍ ന്യൂന പക്ഷമാണ് വളരെ അതാണ്‌ നമ്മുടെ സമൂഹത്തിന്റെ പ്രശ്നവും ഇതുവരെ അഭിപ്രായം അറിയിച്ച എല്ലാ ഭക്തജനങ്ങൾക്കും ആത്മാർത്ഥമായി സ്നേഹപൂർവ്വം നന്ദി പറയുന്നു “ എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു. ഈശ്വരൻ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹിക്കില്ല. നിങ്ങൾക്ക് ദോഷകരമായി ഒന്നും ഈശ്വരൻ ചെയ്യില്ല. കാരണം ഈശ്വരന് വൈരാഗ്യബുദ്ധി ഇല്ല. പകയില്ല. വിദ്വേഷമില്ല.“ ഇതിന് കൊടു കൈ കലക്കി മച്ചാ.. ഇതൊക്കെ ഇനിയെന്നാണാവോ നമ്മുടെ മത-പണ്ഠിത ശിരോമണികൾ മനസിലാക്കുന്നത്.. ഈ പറഞ്ഞ ഓരോ വാക്കും സത്യം ആണ്. ഇത്രയും നല്ലൊരു പ്രഭാഷണം ഒരു പള്ളിയിലും ഞാന്‍ കേട്ടില്ലാ. എല്ലാമറിയുന്ന ദൈവത്തിനു മുന്നില്‍ ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്തണ്ട. സ്തുതിയും പുകഴചയും മഹത്വം പാടലും അതു ഈശ്വരന്‍ വേണൊ അതൊക്കെ ഇഷ്ടപ്പെടൂന്നത് മനുഷ്യരല്ലെ? ഈ എഴുതി വച്ചിരിക്കുന്നതു വായിചു മനസിലാക്കാനുള്ള ബുദ്ധി നീ എനിക്കു മാത്രം തരണെ. ഭക്തി വേണം .അത് അല്പം ഈശ്വരനോട് ആവുകയും വേണം.നമുക്ക് പല തരത്തിലുള്ള സങ്കടങ്ങൾ വരുമ്പോൾ നമ്മൾ ദൈവത്തെ വിളിച്ചു പ്രാർഥിച്ചാൽ അതിനു തീർച്ചയായും ഗുണമുണ്ടാകും എന്നാണു എന്റെ അഭിപ്രായം.അനുഭവം ഗുരു ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം ‘മിയ‘ ‘മിയ‘ ശരിയാണ്. പക്ഷെ, മുരുകാ‍ാ‍ാ എന്നെ മട്ടും കാപ്പാത്തുങ്കോ. എന്നു പ്രാർത്ഥിക്കുന്നവരും, ഭജഗോവിന്ദം പാടി നടക്കുന്നവരുമാണ് യഥാർത്ഥ ഭക്തൻ എന്ന് താങ്കൾ എപ്പഴോ ധരിച്ചുവശായിട്ടുണ്ട്. അതിൽ നിന്നും മോചനം ലഭിച്ചതിൽ സന്തോഷം. സമ്പൂർണ്ണനായ ഭഗവാനെന്തിനാ നമ്മുടെ കയ്യിലെ നക്കാപിച്ച കാശ് എന്ന് ആരും മനസ്സിലാക്കുന്നില്ല. കള്ളുവിറ്റുകിട്ടുന്ന കാശും ദേവസ്വം വഴി അമ്പലത്തിലെ വരവും കുറച്ചെങ്കിലും പൊതുഖജനാവിൽ എത്തുന്നുണ്ടെന്നത് മറച്ചുവെക്കാനാവില്ലല്ലൊ. ഭഗവാനെക്കുറിച്ച് ഇവിടെയും, പ്രാർത്ഥനയെക്കുറിച്ച് ചിലത് ഇവിടെയും ഇവിടെയും കുറിച്ചിരുന്നു. 1, ഏകപക്ഷീയമായ ചിന്താധാര തുറന്നിടുമ്പോള്‍ അത് ശരിയാണെന്ന് ഏവര്ക്കും തോന്നാം. താങ്കള് എഴുതിയിരിക്കുന്നത് "പ്രാർത്ഥന പുകഴ്ത്തലാണ്" എന്നാണ്. അനുഗ്രഹങ്ങളുടെ തികവില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്ക്ക് പ്രാർത്ഥന പുകഴ്തലാവാം. എന്നാല് കുറവുകളുടെ നടുവില് പരാധീനതകളുമായി ജീവിക്കുന്നവര്ക്കു അതു അപേക്ഷയാണ്, പ്രതീക്ഷയാണ് നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല" എന്നു താങ്കള് പറഞ്ഞതിന് പിന്നിലുള്ള മനോഭാവം ഇതാണ്. 2 ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല" എന്നു ആ മഹാത്മാവ് പറഞ്ഞിട്ടുണ്ടാകാം. അതു ഭക്തിയെ നിരാകരിച്ചുകൊണ്ടായിരുന്നില്ല. അന്നു ഭക്തിയുടെ മാര്ഗത്തില് കേരളത്തില് നിലനിന്നിരുന്ന രീതികളെ വിമര്ശിചുകൊണ്ടാണ്. പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനുള്ളതല്ല. 3 നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? ആവാൻ തരമില്ല. അങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങൾ ഭക്തനല്ലാതെ ആവുന്നു" 4, താങ്കള്‍ നിത്യജീവിതത്തില്‍ നിന്നും ഒരു ഉദാഹരണം സൂചിപ്പിച്ചുവല്ലൊ അതിന്റെ ലോജിക്ക് അനുസരിച്ച് അതിലെ പണിക്കാരന്‍ 'ഭക്തന്‍' എന്നു വിശേഷിപ്പിക്കപെടുന്ന വ്യക്തിയും പണിയെടുപ്പിക്കുന്നയാള്‍ ദൈവവുമാണല്ലൊ? താങ്കള്‍ പോസ്റ്റില്‍ പറഞ്ഞതനുസരിച്ച് യഥാര്‍ത്ഥ ഭക്തന്‍ സേവനദാതാവിനെ പുകഴ്ത്താതെ അന്തി വരെയും പണിയെടുക്കുന്നു എന്നിരിക്കട്ടെ, പക്ഷെ അവസാനം ആ പണിക്കാരന്‍ എന്തു ചെയ്യുന്നുവെന്നു താങ്കള്‍ തന്നെ പറയുന്നുണ്ട്."വൈകുന്നേരം നിങ്ങളുടെ മുന്നിൽ വന്ന് തൊഴുകൈയ്യോടെ നിന്നാൽ അവസാനം അയാളുടെ, സേവനദാതാവിന്റെ അടുത്ത് തന്നെ ഭക്തന്‍ എത്തിയില്ലെ? 5, നമ്മളെല്ലാം പണിക്കാരാണ് സുഹ്രുത്തെ, അന്തി വരെ വിയര്‍ത്തൊലിച്ചു പണിത് കടമ തീര്‍ക്കെണ്ടവര്‍ തന്നെ,എന്നാല്‍ ഒടുക്കം "എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു എന്ന് പറഞ്ഞാല്‍ അതു ശരിയോ? ഇവിടെ ഈശ്വരന്‍ ഇല്ലാതെ ഭക്തന്‌ സേവനമുണ്ടാകുന്നില്ല, പ്രതിഫലവുമുണ്ടാകുന്നില്ല. ഇവിടെ ഭക്തി എന്തെന്ന് തിരിച്ചറിയുന്നതില്‍ പിഴവ്‌ പറ്റിയിരിക്കുന്നു. താങ്കളുടെ സദുദ്ദേശത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഭക്തിയും ഭക്തിയുടെ പേരിലുള്ള അന്‌ധമായ ആചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഭക്തി ഈശ്വരസ്നേഹത്തിലും മനുഷ്യസ്നേഹത്തിലും അധിഷ്ടിതമാണ്‌. രണ്ടും പരസ്പരപൂരിതവുമാണ്‌. ഈശ്വരവിശ്വാസത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ അതിനെ വേര്‍തിരിക്കുക അസാധ്യം. ആ വേര്‍തിരിവ്‌ തിരിച്ചറിഞ്ഞ് മനുഷ്യനെ ഒഴിവാക്കിയുള്ള ആചാരങ്ങള്‍ക്കും ഭക്തിപ്രസ്താനങ്ങള്‍ക്കുമെതിരെ എഴുതാന്‍ ആ കരങ്ങള്‍ക്ക് ശക്തിയുണ്ടാകട്ടെ. ഇപ്പോള്‍ ഭക്തിയല്ലല്ലോ മാഷേ ഭയഭക്തിയല്ലേ അത്തുകൊണ്ടാല്ലേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇനിയെങ്ങാനും ഗേറ്റില്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ അതാണ് “ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ” ഇപ്പറഞ്ഞത് അംഗീകരിയ്ക്കുന്നു. പിന്നെ, വിശ്വാസമെല്ലാം ഓരോരുത്തരുടെ ഇഷ്ടം. അവര്‍ക്ക് അതു കൊണ്ട് സമാധാനം ലഭിയ്ക്കുന്നെങ്കില്‍ കിട്ടിക്കോട്ടെ തീവ്രവാദമല്ല ഉദ്ദേശിച്ചത്) പ്രിയ അനുരൂപ് സണ്ണി, പ്രൊഫൈലിൽ താങ്കളുടെ പ്രായം 15 വയസ്സ് ആണ് കാണിക്കുന്നത്. അത് സത്യമെങ്കിൽ താങ്കൾ മിടുക്കനാണ്. ഈ ചെറിയ പ്രായത്തിലേ ധാരാളം ചിന്തിക്കുന്നു. കൂടുതൽ എഴുതുക. ഇഷ്ടമില്ലാത്തവയെ, യോജിക്കാൻ നിവൃത്തിയില്ലാത്തതിനെ ധൈര്യമായി എതിർക്കുക. നന്മ വരട്ടെ. പാർത്ഥൻ താങ്കൾ തന്ന ലിങ്കുകൾ ഞാൻ തീർച്ചയായും വായിക്കുന്നതാണ്. ഇത്രയും കടുപ്പത്തില്‍ കാടടച്ച് വെടിവയ്ച്ചതു കൊണ്ടു പറയട്ടെ, എല്ലാ ഭക്തിയും സ്വാർഥമാണ് എന്ന് എന്നു പറയുന്നതിനു മുന്‍പ് ഒന്നു ചുറ്റും കണ്ണോടിച്ചു നോക്കാമായിരുന്നു. “എനിക്ക് അങ്ങ് എന്തു തരാന്‍ തീരുമാനിച്ചിരിക്കുന്നുവൊ, ഞാന്‍ എന്തിന് അര്‍ഹനാണോ, അത് എനിക്കു തരണമേ“ എന്നു പ്രാര്‍ഥിച്ച മഹാനായ സോക്രട്ടീസിന്റെ ഭക്തി ഒരിക്കലും തന്റെ ആവശ്യങ്ങളുടെ ലിസ്റ്റ് കൊടുക്കലായിരുന്നില്ല. ദേശഭക്തി സ്വാര്‍ഥമായിരുന്നെങ്കില്‍ വെടിയുണ്ടകളില്‍ നിന്നും തൂക്കു മരത്തില്‍ നിന്നും നേതാജിയും ഭഗത് സിങും എന്നേ ഓടി മറഞ്ഞേനേ. സ്വന്തം ഗുരുവിന് ദക്ഷിണയായി പെരുവിരല്‍ മുറിച്ചു നല്‍കിയ ഏകലവ്യനും സ്വാര്‍ഥഭക്തിയായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ പറയും ഞാന്‍ ദൈവഭക്തിയാണ് ഉദ്ദേശിച്ചത് എന്ന്. എല്ലാഭക്തിയുടേയും ഭാവം ഒന്നു തന്നെയാണ്. ആരാധനയില്ലാതെ സാമാന്യ മനുഷ്യനു നിലനില്പ് ദുഷ്ക്കരമാണ്. അത് ആരുടേയും കുറ്റമല്ല, മറിച്ച് മനുഷ്യകുലത്തിന്റെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ്. സ്രഷ്ടാവ് തനിക്ക് പ്രവേശിക്കാനായി തന്റെ സ്രഷ്ടിയില്‍ സ്ഥാപിച്ച ഒരു കവാടം. അത് അവിടെ ഉള്ളിടത്തോളം കാലം ആശ്രയിച്ചേ മതിയാകൂ, ആരെയെങ്കിലും, ഏതെങ്കിലും രൂപത്തില്‍. അതു തന്നെയാണ് ദൈവത്തിന്റെ എല്ലാ അത്ഭുത പ്രവര്‍ത്തികള്‍ക്കും സാക്ഷികളായി വാഗ്ദത്ത ഭൂമിയില്‍ എത്തിയിട്ടും മോശ ദൈവവുമായി സംവദിക്കാന്‍ മലമുകളിലേക്ക് പോയപ്പോള്‍ ഒരു കാളക്കുട്ടിയുടെ രൂപം നിര്‍മ്മിച്ച് ആരാധിക്കാന്‍ മനുഷ്യരെ പ്രേരിപ്പിച്ച ഘടകം. ഭക്തിയുടെ പ്രത്യക്ഷ രൂപമാണ് ആരാധന. സ്വയം അപൂര്‍ണ്ണനായ മനുഷ്യന്‍ തന്റെ ഭയത്തേയും അപൂര്‍ണ്ണതയേയും മറികടക്കാന്‍ കണ്ടെത്തിയ പരമ ശക്തനാണു ദൈവം. ആ ശക്തിയോടുള്ള ഭക്തിയാണ് അവനെ ഈ വിശാലമായ ലോകത്ത് തുടരാന്‍ ധൈര്യം കൊടുക്കുന്നത്. റോഡ് മുറിച്ചു കടക്കുന്ന ഒരു കുട്ടി തന്റെ അഛന്റെ കൈ പിടിക്കുന്ന അതേ വികാരമാണ് ദൈവത്തെ ആരാധിക്കാനും അത് ഭക്തിയിലൂടെ പ്രകടിപ്പിക്കാനും ഒരു സാമാന്യ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാര്‍ത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. "പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വിഡ്ഡിയാണ് ദൈവമെങ്കിലും ആ വിഡ്ഡിയെ പരാജയപ്പെടുത്താൻ മാത്രം മികവ് എന്നിലില്ലെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞാൻ ഭക്തനല്ലാതാവുന്നത്." പണ്ടൊരിക്കല്‍ ട്രെയിന്‍ യാത്രയില്‍ ആത്മാര്‍ഥമായി എന്റെയടുത്തുവന്ന് ദൈവത്തെ പുകഴിത്തിയ ഒരു പാസ്റ്റര്‍ മാഷിനോട് (ഓമനക്കുട്ടന്‍ പാസ്റ്റര്‍ എന്നാണു പേരെന്നാണു ഓര്‍മ്മ ഞാന്‍ ചുമ്മാ ചോദിച്ചു “ഓമനക്കുട്ടന്‍ അച്ചായാ, സപ്പോസ് നാളെ ഈ ദൈവം (ക്രിസ്തുവോ, കൃഷ്ണനോ പ്രവാചകനോ ആയിക്കോട്ടെ അച്ചായന്റെ മുന്നില്‍ വന്നു പറയുന്നു ‘മകനേ നിന്റെ പ്രാര്‍ഥനയില്‍ നാം തൃപ്തനായി..നീ വിളിച്ചു..ഞാന്‍ വന്നു..ഇനി എന്റെ കൂടെ പോരുക..സ്വര്‍ഗലോകത്തേക്ക്. പക്ഷേ അവിടെ ദാഹവും വിശപ്പും കാമവു ഒന്നും ഉണ്ടായിരിക്കില്ല..ഞാന്‍ മാത്രം..നീ എല്ലാം ഉപേക്ഷിച്ച് എന്റെ കൂടെ പോരു സ്കൂട്ടറും, റബ്ബര്‍ തോട്ടവും, കുടുംബവും കുളവും എല്ലാം..കമോണ്‍‘ അപ്പോ അച്ചായന്‍ പോകുമോ ഇല്ലയോ ബൈബിളില്‍ തൊട്ട് സത്യം പറ..” ഈശ്വരാ എന്തോന്നിതു അമ്മ പറഞ്ഞതാ എന്നോട്, മരുന്നു കഴിച്ചിട്ട് പോവാന്‍, കഴിക്കേണ്ടതായിരുന്നു ഞാനിപ്പൊ പ്രാന്തനാവും ഗര്‍‌ര്‍ ഇങ്ങനെ ഒക്കെ എങ്ങനെ എഴുതുന്നു മാഷേ എന്നോട് വിജോജിച്ചവരോട് ഒരു വാക്ക്. നിങ്ങൾ സൂക്ഷിക്കണം സകല ഈശ്വരന്മാരും അതായത് കർത്താവ്, ആള്ളാഹു, പിന്നെ ഞങ്ങൾ ഹിദ്ധുക്കളുടെ കോടാനുകോടി ഭഗവാന്മാരും കൂടാതെ സകല ജൂനിയർ ദൈവങ്ങളുമായി നിത്യവും റമ്മികളിക്കുകയും ചരസ്സ്, കഞ്ചാവ് ഗുളം തുടങ്ങിയ ലഹരി സാധനങ്ങൾ യഥേഷ്ടം ഉപയോഗിച്ച് ചങ്ങാത്തം പ്രകടിപ്പിക്കുകയും വൈകുന്നേരം ഞങ്ങളെല്ലാവരും ഒരുമിച്ച് മ്യൂസിയത്ത് ഒരു മണിക്കൂർ നടന്ന് കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്ന ഉത്തമ സുഹൃത്തുക്കളാണ്. അതറിയാതെ എന്നെ തേജോവധം ചെയ്യാൻ നിങ്ങൾ വന്നാൽ പ്രപഞ്ചത്തിലെ സകല മുന്തിയ ദൈവങ്ങളും നിങ്ങൾക്ക് എതിരായി നിൽക്കാനുള്ള സാദ്ധ്യത നാം കാണുന്നു. വെറുതേ ഈശ്വരകോപം നേടണമോ? പോങ്ങുവിനെ സപ്പോർട്ട് ചെയ്യൂ പുണ്യം ഈസിയായി നേടൂ ആർക്കും ഫീൽ ചെയ്യേണ്ട. ചുമ്മാ ഒരു നേരമ്പോക്കാ‍. രസിച്ചോ? ഇല്ലെങ്കിൽ എന്നെ തെറി പറഞ്ഞുകൊള്ളൂ ഭക്തന്‍ ‘സ്വാര്‍ത്ഥത’യോടെയാണ് പ്രാര്‍ത്ഥിക്കുന്നതെന്നും അതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നുമാണ് ഇപ്പോഴും ദൈവത്തില്‍ ‘അവിശ്വാസ‘മില്ലാത്ത ‘ഭക്തിയില്‍ കാര്യമായ കുറവ് വന്ന (നിശ്ശേഷം പോയി എന്നല്ല) പോങ്ങു പറയുന്നുത് ‘മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും ആവശ്യത്തിലധികം ഉള്ള‘ പോങ്ങു, അതില്‍ നിന്നു മാറണമെന്നുപോലും ആഗ്രഹിക്കുന്നില്ല എന്നുമാത്രമല്ല തൊട്ടടുത്ത പാരഗ്രാഫില്‍ ‘ഒരു ഭക്തന്‍ എങ്ങിനെ ആകണമെന്നും’ ‘ഭക്തന്‍ നന്നായാല്‍ തീവ്രവാദവും വര്‍ഗ്ഗീയതയും നശിക്കുമെന്നും ലോകം നന്നാവുമെന്നും‘ പറഞ്ഞ പോങ്ങു തന്നെയാണ് തനിക്ക് മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും ആവശ്യത്തിലധികം ഉണ്ട് എന്ന് പറയുന്നത് അപ്പോള്‍ ആരൊക്കെയാണ് ലോകം നന്നാവാന്‍ വേണ്ടി മാറേണ്ടത്? ഭക്തര്‍ മാത്രമോ എന്തായാലും പോങ്ങു ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് ‘കപട ഭക്തരുടെ‘ ‘കപട ഭക്തി‘യെ കുറിച്ചാണ് എന്നാണ് നിരവധി തവണ വായിച്ചിട്ട് എനിക്കു തോന്നിയത്/അനുമാനിച്ചെടുത്തത്.(പോസ്റ്റില്‍ പക്ഷെ കപടം ഒരിടത്തും എഴുതികണ്ടില്ല അതുകൊണ്ട് ഇത് എല്ലാ ഭക്തര്‍ക്കും നേരെകൂടിയാണ് എന്നും പറയാം പക്ഷെ കാടടച്ചു വെടിവെക്കാനുള്ള ശ്രമത്തില്‍ രണ്ടാമതൊന്ന് വായിച്ചു നോക്കാതെ പോസ്റ്റിയ ഈ പോസ്റ്റില്‍ ചില വൈരുദ്ധ്യങ്ങളും കടന്നുകൂടിയിട്ടുണ്ട് എന്ന് പറയാതെ വയ്യ!! വിമർശനങ്ങളെ ഞാൻ ഭയപ്പെടുന്നില്ല. അങ്ങയുടെ വർത്തമാനങ്ങൾ തീർത്തും എന്റെ കാ‍ഴ്ചപ്പാടുകളോട് വിയോജിക്കുന്നതാവുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നെ വാദഗതികളെ ന്യായീകരിക്കാൻ ഞാൻ ഈ സമയം പാഴാക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ തന്നെ അത് താങ്കളെ കൂടുതൽ പ്രകോപിതനാക്കുകയും കൂടുതൽ എനിക്കെതിരായി എഴുതാൻ സമയം പാഴേക്കേണ്ടിയും വരും. അത് വേണ്ട. ഇത്തരം അർത്ഥശൂന്യമായ പോസ്റ്റിനുവേണ്ടി താങ്കളുടെ വിലപ്പെട്ട സമയം പാഴാക്കരുത്. എങ്കിലും ഒന്ന് ചോദിക്കട്ടെ, ആദ്യ വായനയിൽ ഈ പോസ്റ്റ് കോള്ളാം എന്ന അഭിപ്രായമാണ് താങ്കൾ നൽകിയത്. കമന്റ് ഇടാൻ വന്നപ്പോൾ എന്തേ അത് മാറിയത്? ഇങ്ങനൊരു പോസ്റ്റ് വായിക്കേണ്ടി വന്നതിൽ അത് എഴുതിയ വ്യക്തി എന്ന നിലയിൽ ഞാൻ മാപ്പ് ചോദിക്കുന്നു. കെട്ടെറെങ്ങിക്കഴിയുമ്പോള്‍ ഞാന്‍ എഴുതിയ കമന്റിലെ അവസാന പാരഗ്രാഫ് രണ്ടു വട്ടം വായിച്ചു നോക്കു. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ഒന്നു കൂടി കമന്റ്. ബാക്കി ഞാനപ്പോ കമന്റാം എന്റെ പൊന്നാരപ്പൊങ്ങൂ ജ്ജ് തകര്‍ത്തു. ഇത്തരം വിഷയങ്ങള്‍ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇതുപോലെ എഴുതിയതിന് അഭിനന്ദനങ്ങള്‍. ഭക്തി അത് ഒരു സുഖം അല്ലെ എന്റെ ഹരി മാഷെ അതിനെ ആള്‍ക്കാര് ഇതു രീതിയില്‍ കണ്ടാലും പിന്നെ ഇശ്വര ഭക്തി മനുഷ്യനെ പൂജിച്ചാല്‍ കിട്ടുവോ എന്തായാലും ഭക്തി ഒരുതരം ലഹരി തന്നെ ആണ് ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മള്‍ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ. മിസ്റ്റര്‍ പൊങ്ങാന്‍ ഞാന്‍ എന്താ ഇ കന്നുനത് നന്നയിടുണ്ടേ എന്തെ പറ്റി തങ്ങള്‍ക്ക്? കൊള്ളാം അത്ര മാത്രം!! "അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ് തങ്ങള്‍ സന്ന്യാസി ആവാന്‍ വല്ല പരുപടിയുമുണ്ടോ? ഉണ്ടെങ്കില്‍ ശിങ്കിടി ആയി എന്നെ കൂടെ കൂടണം മാപ്പ് സാക്ഷി ആകില്ല കട്ടായം!! ദൈവം ഭക്തി ഇതൊക്കെ പലര്‍ക്കും ഒരു വില്പന ചരക്കു പോലെയാണ് അതിന്റെ ഫലമാണ്‌ സന്തോഷ് മാധവന്‍ സ്വാമി ഹിമവല്‍ ഭദ്രാനന്ദ തോക്ക് സ്വാമി) തുടങ്ങി പല സ്വാമിമാരുടെയും അവതാരം. ദൈവത്തിന്റെ മണവാട്ടി ആയ കന്യാസ്ത്രിയും രണ്ടു വികാരി അച്ഛന്‍മാരും ചേര്‍ന്ന് "പാപം കുത്തികളഞതും അത് കണ്ടുകൊണ്ടു വന്ന മറ്റൊരു കന്യാസ്ത്രിക്ക് ഉണ്ടായ ഗതിയും നമ്മള്‍ കണ്ടതാണ് അല്ല ഈ വികാരി അച്ഛന്‍ എന്ന് പറഞ്ഞാല്‍ വികാരം ഉള്ള അച്ഛന്‍ എന്നന്നോ? അവിടെയും മറ ദൈവവും ഭക്തിയും ലോകത്ത് ആകെമാനം തീവ്രവാദം പരത്തണം, പാവം മനുഷ്യരെ കൊന്നുടുക്കണം എന്നും ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ദൈവത്തിന്റെ വിശുദ്ധയുദ്ധം. ദൈവത്തെ പേരില്‍ വോട്ടുപിടുത്തം, തങ്ങളുടെ വരുതിക്ക് വരാത്ത പാര്‍ട്ടികള്‍ക്ക് എതിരെ ഇടയലേഖനം, ദൈവത്തിന്റെ പേരില്‍ badal സ്ഥാനാര്‍ഥികള്‍. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള മഹത് വചനത്തെ ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന് എന്നുവരെ ആക്കിമാറ്റുന്നു. SNDP (Sri Nadesha Darma Paripalana Yogam അംഗങള്‍ നടേശഗുരു പ്രവചിക്കുന്നവര്‍ക്ക് വോട്ട് ചെയു. NSS കാര്‍ (narayanapaniker's Service Society പണിക്കര്‍ സ്വാമി അരുള് ചെയുന്നവ്ര്‍ക്കും തിരുമേനി, മെത്രാന്‍, മാര്‍പ്പാപ ഇവരൊക്കെ പറയുന്നവര്‍ക്ക് ക്രിസ്ത്യാനികളും, വോട്ടു ചെയ്യണം. കാരണം ഇവരൊക്കെയാണ് ദൈവത്തിന്റെ അടുത്ത ആളുകള്‍.ഇവര്‍ക്ക് ദൈവത്തിന്റെ ഹിതം പകര്‍ന്ന് കൊടുക്കുന്നത് ഇവരാണ് ദൈവത്തിന്റെ തിരുഹിദം ഭക്തര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് അങ്ങനെ പകര്‍ന്ന കൂട്ടത്തില്‍ കിട്ടിയതാണ് ഗുരുവായൂരപ്പന് അഹിന്ദുക്കളെ ഇഷ്ടമല്ല, അതുകൊണ്ട് തന്നെ അവര്‍ ഗുരുവായൂരില്‍ കയറിയാല്‍ അശുദ്ധമാകും. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഗുരുവായൂരപ്പനെ കാണാം പക്ഷെ അവരൊക്കെ ഹിന്ദു ആയിരിക്കണം. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റം, വിദേശത്ത് ജോലിവാങ്ങി തരം പക്ഷെ മതം മാറണം. ദൈവവും ഭക്തിയും എന്നത് സാമ്പത്തിക മാന്യം പിടിക്കപ്പെടാത്ത നല്ലൊരു വില്പന ചരക്ക്. അഥവാ സാമ്പത്തിക മാന്യം പിടിച്ചാല്‍ ഒരു ധനാകര്‍ഷണ യന്തം ധരിക്കുക അത്രതന്നെ . പരിപൂര്‍ണ്ണമായും യോജിക്കുന്നു. പിന്നെ ദൈവം അമ്പലം പള്ളി ഇവയിലൊക്കെ ആളുകള്‍ക്കു വിശ്വാസം വരുത്തേണ്ടത് മതപുരോഹിതമ്മാരുടെ വയറ്റിറ്റിപ്പിഴപ്പിന്റെ പ്രശ്നമായതുകൊണ്ട് അവര്‍ കൊണ്ടു പിടിച്ച് അതിനു വേണ്ട പരിശ്രമങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കും. അമ്പലത്തിലും പള്ളിയിലും പോയി ദൈവം എല്ലാം സാധിച്ചു തരട്ടെ എന്നു പ്രാര്‍ത്ഥിച്ചു സമയം കളയാതെ പറമ്പില്‍ രണ്ടു മൂടു വാഴയോ കപ്പയോ നട്ടാല്‍ ദാരിദ്ര്യത്തിനു പരിഹാരമാകും. ഭക്തി ഒരു ഭ്രാന്തായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന സ്ഥിതിവിശേഷമാണു നാട്ടില്‍ കാണുന്നത്. ഭക്തശിരോമണികൽക്കു ഒരു വഴികാട്ടിയായി മാറി ഈ കുറിപ്പു ,ഹരി അഭിനന്ദനം അർഹിക്കുന്നൂ ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ പോങ്ങുമ്മൂടന്‍ ഒരു ഉപകാരം ചെയ്യുമോ "ഭക്തശിരോമണികളോട് എന്ന് ബ്ലോഗ് ഒന്ന് കൂട്ടത്തില്‍ പോസ്റ്റുമോ എനിക്ക് വേണ്ടി പ്ലീസ് അവിടെ മനുഷ്യന് വിലകുറവാ..നമുക്ക് ഇങ്ങനെയൊക്കെയല്ലെ വിലയുണ്ടാക്കാന്‍ പറ്റു? വരില്ലെ > ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. > ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത് > നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. >യുക്തിദീശയോടും സദുപദേശം മുഖേനയും സന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. >ഭൂമിയിലെ ജന്തുക്കളും പക്ഷികളും നിങ്ങളെ പോലുള്ള സമൂഹങ്ങള്‍ ആണ്. > സത്യത്തിന്ന് സാക്ഷി പറയാന്‍ മടിക്കരുത്. > ആളുകളോട് സൗമ്യമായ വാക്കുകള്‍ പറയണം. > മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മാപ്പ് ചെയ്യണം. > പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം. > ചെയത ഉപകാരം എടുത്ത് പറയരുത്. > തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. > വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം. >മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവളികളെ ശിക്ഷിക്കണം. >ഊഹങ്ങള്‍ അധികവും കളവാണ് ഊഹങ്ങള്‍ വെടിയണം. >ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. >ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് >സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. >രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. >മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. >കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. >മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. >സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. >ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് >വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. >മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. >ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. >കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. >ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിര്‍ഭയത്വം നല്‍കും. >ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. >ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. > നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം. > ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം. > ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം. > അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്. > ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്. > കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല. > വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്. > സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി. > മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല. > ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും. > തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും. > അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും. > ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്. > നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്. > നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്. > മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്. > ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും. > ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും. > മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്. > കോപം വന്നാല്‍ മൌനം പാലിക്കുക. > നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്. > മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്. > നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക. > നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്. > ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്. > മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു. > കൈക്കൂലി- പലിശ, വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു > പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും. > മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം. > സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല. > പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്. > തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും. > വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍. > അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക. > ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല. > മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല. > നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്. > കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്. > വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം. > ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്. > ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം. > നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും > സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. > സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്. > ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്. > ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്. > ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്. > അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല. > നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം. > ദരിദ്രന് നല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും. > മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്. > അനാധക്കും അഗതിക്കും വഴി പോകനും അവരുടെ അവകാശങ്ങള്‍ നല്കുക >കറിയില്‍ അല്പം വെള്ളം ചെര്‍ത്തിട്ടാനെങ്കിലും അയല്‍കാരനെ കരുതുക. >നാളെ അന്ത്യനാള്‍ ആണെങ്കിലും കയ്യിലുള്ള മരം നട്ടു പിടിപ്പിക്കുക. >ഒരു മുസ്ലിം നടുപിടിപ്പിക്കുന്ന ചെടിയില്‍ നിന്നും ആര് ആഹരിചാലും (മോഷ്ടാവ് ആണെങ്കിലും)നട്ടയാള്‍ക്ക് പ്രതിഫലം ഉണ്ട്‌. >ഒഴുകുന്ന നദിയുടെ തീരത്ത് ആണെങ്കിലും ജലം ദുര്‍വ്യയം ചെയ്യരുത് . >അക്രമം കണ്ടാല്‍ കയ് കൊണ്ടു തടയുക. > യുദ്ധത്തില്‍ ,സ്ത്രീകളെയും, കുട്ടികളെയും, വൃദ്ധരേയും,മറ്റു മതങ്ങളിലെ പുരോഹിതരെയും ഉപദ്രവിക്കരുത്. >ഒരു വിഭാഗത്തോടുള്ള അമര്‍ഷം അവരോട് അനീതി കാണിക്കുന്നതിന് കാരണമാവരുത്. >നിരപരാധിയെ കൊന്നവനെ ഈ ലോകത്തെ മുഴുവന്‍ പേരെയും കൊന്നവന് തുല്യമായി കണക്കാക്കണം. >ഒരു മനുഷ്യനെ രക്ഷിച്ചാല്‍ ഈ ലോകത്തെ മുഴുവന്‍ പേരെയും രക്ഷിച്ചതിന് തുല്യം. >അമുസ്ലിമിനോട് നീതി പുലര്‍ത്തുക,നന്മ ചെയ്യുക . >ജീവ ജാലങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അതിനും പുണ്യ മുണ്ട്. >ഒരാളെ കൂലിക്ക് വിളിച്ചാല്‍ ആദ്യം കൂലി അയാളെ അറിയിക്കുക. >തൊഴിലാളിക്ക് വിയര്‍പ്പു ആറുന്നതിനു മുന്പ് കൂലി കൊടുക്കുക. >ഇസ്ലാമിക രാജ്യത്ത് അമുസ്ലിംകളെ അടിച്ചമര്‍ത്തരുത് . >അവരോട് കഴിവിന്നതീതമായ നികുതി ചുമത്തുകയോ മോശമായി പെരുമാറുകയോ അരുത്. ഈ പോസ്റ്റ്‌ വായ്ക്കാന്‍ വളരെ വൈകിയല്ലോ എന്ന് ഓര്‍ത്തു പോയി. പൂര്‍ണമായും യോജിക്കുന്നു പോങ്ങുവിന്‍ടെ സഹോദരന്റെ വിഷയത്തില്‍ മതം മാറാതെ ഒന്നു ദൈവത്തേ വിളിച്ചു നോക്കുക. അനുഭവം കൊണ്ടു പറയാന്‍ കഴിയുന്നു ദൈവം ഉണ്ട്. നിന്നേക്കാള്‍ ചെറിയ അയല്‍ക്കാരനെ കാണാത്തവനെ ദൈവം കരുതുമെന്ന് കരുതുക വയ്യ. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഒരു വാക്കു കൂടി. ക്രിസ്തു ഒരു മതവും സ്താപിച്ചിട്ടില്ല. എല്ലാ ക്രിസ്ത്യാനികളേയും സ്വര്‍ഗ്ഗത്തില്‍ എടുത്തോളാമെന്നും പറഞ്ഞിട്ടില്ല. അതിനാല്‍ ദയവായി ചുറ്റുമുള്ള ക്രിസ്ത്യാനികളെ നോക്കി ക്രിസ്തുവിനെ മനസിലാക്കാന്‍ ശ്രമിച്ചാല്‍, ക്രിസോസ്റ്റം തിരുമേനി പറഞ്ഞപോലെ ഗോഡ്സ് ഔണ്‍ കണ്ട്രി എന്നു കേട്ട് കേരളം കണ്ടവര്‍ ഇപ്പോ സ്വര്‍ഗ്ഗത്തേപ്പോലും സംശയിക്കുന്നു. എന്നപോലെ ആകും.. “ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ” ഇപ്പറഞ്ഞത് അംഗീകരിയ്ക്കുന്നു. പിന്നെ, വിശ്വാസമെല്ലാം ഓരോരുത്തരുടെ ഇഷ്ടം. അവര്‍ക്ക് അതു കൊണ്ട് സമാധാനം ലഭിയ്ക്കുന്നെങ്കില്‍ കിട്ടിക്കോട്ടെ തീവ്രവാദമല്ല ഉദ്ദേശിച്ചത്) പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്. പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവ പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത് ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല. ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! ചേര്‍ത്തല അര്‍ത്തുങ്കലിലെ ഒന്‍പതാം ക്ലാസുകാരന്റെ മരണത്തിന് കാരണം പേവിഷബാധയെന്ന് സംശയം. സ്രാമ്പിക്കല്‍ രാജേഷിന്റെയും ത്രേസ്യാമ്മയുടെയും മകന്‍ നിര്‍മല്‍ രാജേഷ് (14)ന്റെ മരണമാണ് പേ വിഷ ബാധയെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നത്. കഴിഞ്ഞ 16നാണ് അസ്വസ്ഥകളെ തുടര്‍ന്ന് നിര്‍മല്‍ രാജേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ചത്. പിന്നാലെ മരണവും സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധയെന്ന സംശയം ഉയര്‍ന്നത്. പരിശോധിച്ച ഡോക്ടര്‍മാരുടെയും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലും ഇതിന്റെ സൂചനകള്‍ നല്‍കുന്നതാണെന്നാണ് വിവരം. ആന്തരികാവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് ലാബിലും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. ഫലം ലഭിച്ച ശേഷമായിരിക്കും അന്തിമ നിഗമനം ഉണ്ടാവുക. വീട്ടിലെ വളര്‍ത്തുപട്ടിയുമായുള്ള സമ്പര്‍ക്കമാണ് പേ വിഷ ബാധയ്ക്ക് കാരണം എന്നാണ് വിലയിരുത്തല്‍. നേരത്തെ ഈ മാസം ആദ്യം നിര്‍മലിന്റെ അനിയന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് മുറിവേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നു. സമാനമായ ഒരു മുറിവ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മലിന്റെ മുഖത്തും പ്രത്യക്ഷപ്പെട്ടിരുന്നു. സൈക്കിളില്‍ നിന്നും വീണ് ഉണ്ടായ മുറിവാണെന്നാണ് നിര്‍മല്‍ വീട്ടുക്കാരോട് പറഞ്ഞത്. എന്നാല്‍ മുഖത്തുള്ള മുറിവ്് പട്ടികടിച്ചതാണെന്ന് കൂട്ടുകാരോട് നിര്‍മല്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുത്തിവെപ്പിന് പേടിച്ചാവാം പട്ടികടിച്ചതാണെന്ന് വീട്ടില്‍ പറയാതിരുന്നത് എന്നാണ് പറയാതിരുന്നതെന്ന് വീട്ടുക്കാര്‍ പറയുന്നത്. സംശയം ഉയര്‍ന്നതിന് പിന്നാലെ വീട്ടിലെ പട്ടിയെ വൈറ്ററിനറി സര്‍ജന്‍ എത്തി പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. പട്ടിയുടെ കടിയേറ്റ് ഉടന്‍ തന്നെ കുത്തിവെപ്പടുക്കാത്തതാകാം മരണക്കാരണം എന്ന് കരുതപ്പെടുന്നു. കുട്ടിയുമായി സമ്പര്‍ക്കമുള്ള 12 പേര്‍ക്കു പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നു. നിലവില്‍ പട്ടിയെ വീട്ടില്‍ തന്നെ നിരീക്ഷിക്കുകയാണ്. ഫോട്ടോ: കറുകുറ്റി പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ സഹൃദയ നടത്തുന്ന നെല്‍കൃഷി നവദമ്പതികളായ അനൂപ് ആന്റണിയും ആരതി അനൂപും ചേര്‍ന്ന് വിതയ്ക്കുന്നു. ഫാ. ജിനോ ഭരണികുളങ്ങര, ജോസ് പോള്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍ തുടങ്ങിയവര്‍ സമീപം. വിവാഹപ്പിറ്റേന്ന് വയലില്‍ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികള്‍. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെല്‍കൃഷിക്കാണ് ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആന്റണിയും പങ്കാളി ആരതി അനൂപും ചേര്‍ന്ന് വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്. പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി നടത്തുന്നത്. ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലില്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കറുകുറ്റി കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ നെല്‍കൃഷിക്ക് കഴിഞ്ഞ രണ്ട് തവണയും മികച്ച വിളവ് ലഭിച്ചിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ വിതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, കാര്ഷികവിഭാഗം കോ ഓര്‍ഡിനേറ്റര്‍ ജോസ് പോള്‍, ആഷ്ബിന്‍, റിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു. ഖത്തറിൽ അനധികൃത താമസക്കാർക്ക് രാജ്യംവിടാനുള്ള മൂന്നുമാസത്തെ പൊതുമാപ്പ് ഇന്ന് നിലവിൽ വരും.പൊതുമാപ്പിൻറെ ആനുകൂല്യം കൂടുതൽ പേരിൽ എത്തിക്കാൻ ആഭ്യന്തര മന്ത്രാലയം ബോധവത്കരണം ശക്തമാക്കി. സെപ്തംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെ മൂന്നു മാസമാണ് പൊതു മാപ്പിന്റെ കാലാവധി. താമസ രേഖകൾ ഇല്ലാത്തവരും കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതുമായ മുഴുവൻ വിദേശികൾക്കും തടവോ പിഴയോ ഇല്ലാതെ രാജ്യം വിടാൻ അനുവദിക്കുന്നതാണ് മൂന്നു മാസത്തെ പൊതുമാപ്പ് കാലയളവ്. താമസ രേഖ പുതുക്കാതെ രാജ്യത്തു തങ്ങുന്നവർ,സന്ദർശക വിസയിലെത്തി കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽ നിന്ന് ഒളിച്ചോടി മറ്റ് ജോലികൾ ചെയ്യുന്നവർ, നിയമ വിധേയമല്ലാതെ രാജ്യത്ത് പ്രവേശിച്ചവർ എന്നിവർക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുക. അതേസമയം എന്തെങ്കിലും കേസുകളിൽ അകപ്പെട്ടവർക്ക് നടപടികൾ പൂർത്തിയാകുന്നത് വരെ രാജ്യം വിടാൻ അനുമതി നൽകില്ല. കേസുകളിലൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ എട്ടു വരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച് ആൻഡ് ഫോളോ അപ് വിഭാഗത്തെ സമീപിച്ച് യാത്രയ്ക്കുള്ള രേഖകൾ ശരിയാക്കാവുന്നതാണ്. സാധുതയുള്ള പാസ്പോർട്ട്,പാസ്പോർട്ട് ഇല്ലെങ്കിൽ ഇന്ത്യൻ എംബസിയിൽ നിന്നുള്ള യാത്രാ രേഖ, വിസയുടെയോ തിരിച്ചറിയൽ കാർഡിന്റെയോ പകർപ്പ്, ഓപൺ ടിക്കറ്റ് എന്നിവയും സെർച് ആൻഡ് ഫോളോ അപ് വിഭാഗത്തിൽ ഹാജരാക്കണം. രാജ്യം വിടാനുള്ള അപേക്ഷ നൽകി മൂന്ന് പ്രവർത്തി ദിവസങ്ങൾക്ക് ശേഷമുള്ള തിയ്യതിയിലേക്കാണ് ഓപ്പൺ ടിക്കറ്റ് എടുക്കേണ്ടത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ ആഭ്യന്തര മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്. ഇതിനു പുറമെ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പരമാവധി ഇന്ത്യക്കാരെ നാട്ടിലേക്കയക്കാൻ വിവിധ പ്രവാസി സംഘടനകളും ശ്രമം തുടങ്ങി. Previous articleകെനിയയിൽ തടവിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാരുടെ മോചനം വൈകുന്നു Next articleമലേഷ്യയിൽ ക്ഷേത്രം ആക്രമിക്കാന്‍ ശ്രമം: 3 ഐ എസ് ഭീകരര്‍ പിടിയില്‍ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ് ശബരിമല ദര്‍ശനത്തിനായി യുവതികളടക്കമുള്ള സ്ത്രീകൾ തമിഴ് നാട്ടില്‍ നിന്നും ഇന്ന് യാത്ര തിരിക്കും. ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ നാലംഗ സംഘം വെട്ടിക്കൊന്നു വീട്ടിലുണ്ടാക്കിയ ബിയർ കുടിച്ച് ദമ്പതികള്‍ മരിച്ചു. നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തുന്നത് തരംതാണ പ്രചാരണങ്ങളാണെന്ന് സിദ്ധരാമയ്യ പ്രശസ്ത വാസ്തുശില്‍പി സീസര്‍ പെല്ലി അന്തരിച്ചു ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവില്‍ അക്രമം അഴിച്ച്‌ വിട്ടത് സി.പി.എമ്മിനെ സഹായിക്കാനായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍ സുപ്രീം കോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു. അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി രമേശന്‍. എം. കൃഷി അസിസ്റ്റന്റ്, അഴീക്കോട് കൃഷിഭവന്‍ ‍ മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്താണ് ഒരു നിമിഷം പോലും ആ വാഴ വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മു മൂപ്പുകൃഷി പുനംകൃഷി കരകൃഷി കൈപ്പാട്കൃഷി കായല്‍കൃഷി വിരിപ്പ് കൃഷി (ഒന്നാംവിള) മുണ്ടകന്‍ കൃഷി (രണ്ടാംവിള പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌ പച്ചക്കറി കാലം ഇനങ്ങള്‍ വിത്ത്‌ (ഗ്രാം) അകലം വിത് - മുസ്ഫിറ മുഹമ്മദ് (അസിസ്റന്റ് മാനേജര്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ മലപ്പുറം ജില്ല) വീടിനു ചുറ്റ പത്മ. എം. കെ. കൃഷിഓഫീസര്‍, അഴീക്കോട് കൃഷിഭവന്‍ കേരളത്തിലെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. ഒന്നാംവിള സമയത്ത് (ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വ കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു. എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ 1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ട മുയല്‍ കൃഷി പ്രവാസികള്‍ക്കായി ഒരു മാതൃക വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം മുയല്‍ കൃഷി പ്രവാസികള്‍ക്കായി ഒരു മാതൃക കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍. പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌ വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി. കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;. ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും * പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ് പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും. മുയല്‍ കൃഷി പ്രവാസികള്‍ക്കായി ഒരു മാതൃക മലപ്പുറം മുയല്‍കൃഷിയില്‍ മാതൃകയും വഴികാട്ടിയുമാവുകയാണ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള താഴെപ്പാലത്തെ ആഷിയാന മുയല്‍ഫാം. വെറും മൂന്നു വര്‍ഷംകൊണ്ട് അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ന്ന ആഷിയാനയില്‍ മുയല്‍ വളര്‍ത്തല്‍ കൃഷിയല്ല; കലയാണ്. 25 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചുവന്ന മിഗ്ദാദിന് ഭാര്യ ജാന്‍സി നേരംപോക്കിനായി നടത്തിയിരുന്ന മുയല്‍വളര്‍ത്തല്‍ വിപുലപ്പെടുത്തുമ്പോള്‍ വ്യക്തമായ കണക്കുകൂട്ടലുകളൂണ്ടായിരുന്നു. ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന പ്രിയം അതിനു കരുത്തേകി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനി നടത്തിയ ക്വിസ് മത്സരത്തിന് സമ്മാനം കിട്ടിയ 50,000 രൂപ മുതല്‍മുടക്കി ആഷിയാന തുടങ്ങുമ്പോള്‍ മിഗ്ദാദിനും ജാന്‍സിക്കും മുയല്‍കൃഷിയെക്കുറിച്ച് ഏറെയൊന്നും അറിയില്ലായിരുന്നു. പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി ഗുണനിലവാരമുള്ള മുയലുകളെ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ന് മിഗ്ദാദിന് പരീക്ഷിച്ചു വിജയിച്ച തന്റേതായ കൃഷിരീതിയുണ്ട്. ഇതാണ് കേരളമൃഗസംരക്ഷണ വകുപ്പിന്റെ 2008 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള ജീവനം അവാര്‍ഡ് നേടാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഓമനിച്ചുവളര്‍ത്തുന്നതിനും കൃഷിചെയ്യുന്നതിനും മുയലുകളെ തേടി ആഷിയാനയിലെത്തുന്നവര്‍ക്ക് തങ്ങളുടെ വിജയഫോര്‍മുല പകര്‍ന്നു നല്‍കി മിഗ്ദാദും ജാന്‍സിയും അവരോടൊപ്പം കൂടുന്നു; എപ്പോഴും തുണയായി. 2005ല്‍ 50 മുയലുകളുമായി ആരംഭിച്ച ആഷിയാനയില്‍ ഇന്ന് 2000ല്‍ അധികം മുയലുകളുണ്ട്. മലപ്പുറത്തുമാത്രം പ്രതിദിനം 1500 കിലോയിലേറെ ഇറച്ചിക്ക് ആവശ്യക്കാരുണ്ട്. ഉത്സവാവസരങ്ങളിലും വിശേഷദിവസങ്ങളിലും ആവശ്യക്കാര്‍ ഇരട്ടിയാവും. മിഗ്ദാദ് ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിനും വിപണനത്തിലുമെല്ലാം മിഗ്ദാദിന് കൃത്യമായ നിഷ്ഠയുണ്ട്. ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയ ഷെഡ്ഡിനകത്ത് വിവിധ നിറങ്ങളുള്ള ചായംതേച്ച കമ്പിക്കൂടിനകത്താണ് മുയലുകളെ വളര്‍ത്തുന്നത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള പ്രത്യുത്പാദനശേഷിയെത്തിയ മുയലുകളെയാണ് ആവശ്യക്കാര്‍ക്ക് നല്‍കുക. തിരച്ചെടുക്കുമ്പോഴും ആരോഗ്യമുള്ളവയും രോഗമില്ലാത്തവയുമാണെന്ന് ഉറപ്പുവരുത്തും. എട്ട് പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളാണ് ആഷിയാനയില്‍ വില്‍ക്കുന്നത്. ഒരു യൂണിറ്റിന് 8750 രൂപയാണ് വില. വളര്‍ച്ചയെത്തിയാല്‍ കിലോക്ക് 100 നല്‍കി കര്‍ഷകരില്‍നിന്ന് മുയലുകളെ തിരിച്ചെടുക്കും. യാത്രക്കിടയിലോ മറ്റോ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മുയലുകള്‍ ചാകാനിടയായാല്‍ പുതിയ മുയലുകളെ നല്‍കും. ചെന പിടിക്കാത്തവയേയും മാറ്റിനല്‍കും. ഇതിനകം 1500ഓളം യൂണിറ്റുകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിറ്റിട്ടുണ്ട്. വാങ്ങുന്നവര്‍ക്ക് മുയല്‍വളര്‍ത്തല്‍ സംബന്ധിച്ച സി.ഡി.യും പുസ്തകവും നല്‍കുന്നത് ശാസ്ത്രീയമായ കൃഷിരീതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷയും മുയലുകളെ നല്‍കുന്നതിനുമുമ്പ് ആഷിയാനയില്‍ നടത്താറുണ്ട്. മുയലുകള്‍ക്ക് സംഗീതം കേള്‍പ്പിക്കുന്നതാണ് ആഷിയാനയിലെ മറ്റൊരു കൗതുകം. മുയലുകള്‍ തിന്നുന്ന സമയത്താണ് ഷെഡ്ഡിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സംവിധാനത്തിലൂടെ സംഗീതം കേള്‍പ്പിക്കുന്നത്. ഇത് മുയലുകള്‍ക്ക് രോഗമകറ്റി ആരോഗ്യം നല്‍കുമെന്ന് മിഗ്ദാദ് സാക്ഷ്യപ്പെടുത്തുന്നു. വളര്‍ത്തലും പരിചരണവും പരിസരശുചിത്വമാണ് മുയല്‍കൃഷിയില്‍ പ്രധാനം. പൊതുവെ രോഗങ്ങള്‍ കുറവായ മുയലുകള്‍ക്ക് പിടിപെടുന്ന മിക്ക അസുഖങ്ങളുടേയും പ്രധാനകാരണം ശുചിത്വമല്ലായ്മയാണ്. അതുകൊണ്ടുതന്നെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ ഷെഡ്ഡ് തയ്യാറാക്കുന്നതു മുതല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു യൂണിറ്റ് മുയല്‍ വളര്‍ത്തുന്നതിന് 35 അടി നീളവും 12 അടി വീതിയുമുള്ള ഷെഡ്ഡ് വേണം. ഷെഡ്ഡ് ശുചിയുള്ളതും ചൂടില്ലാത്തതും നല്ല വായു സഞ്ചാരമുള്ളതും ഈര്‍പ്പമില്ലാത്ത രീതിയിലുമായിരിക്കണം. കൂടും ഷെഡ്ഡും കഴുകുമ്പോള്‍ ഉണ്ടാകുന്ന മലിനജലം ഒഴുകിപ്പോകുന്നതിനും സംവിധാനം വേണം. ഒരു കൂട്ടില്‍ ഒരു മുയലിനെ വളര്‍ത്തുന്ന രീതിയില്‍ കൂടുകള്‍ തയ്യാറാക്കുന്നതാണ് നല്ലത്. ഒരുമിച്ചിട്ടാല്‍ കടികൂടാനും ദേഹം മുറിയാനും സാധ്യതയുണ്ട്. വിസര്‍ജ്ജ്യം തങ്ങിനില്‍ക്കാത്ത കൂടുകളാവണം. ദിവസവും മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും തറയും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. മുയലുകള്‍ക്ക് രണ്ടുനേരവും ഭക്ഷണം കൊടുക്കണം. പച്ചില, പച്ചക്കറി വര്‍ഗങ്ങളും ഖരആഹാരവും നല്‍കണം. മാവ്, പ്‌ളാവ്, ഇത്തിള്‍ക്കണ്ണി, തൊട്ടാവാടി, കുറുന്തോട്ടി, കുളവാഴ, കൈത, ഓല, പയറുവര്‍ഗ്ഗങ്ങള്‍, ചെമ്പരത്തി തുടങ്ങി എല്ലാ പച്ചിലകളും പുല്ലുകളും നല്‍കാം. എന്നാല്‍ റബ്ബര്‍, കാട്ടുറബ്ബര്‍, മീന്‍കൊല്ലി കുരു ഇല, വയലറ്റ് നിറത്തിലുള്ള പന്നല്‍ച്ചെടിയുടെ ഇല, പപ്പായ, ആനത്തൊട്ടാവാടി, വിഷച്ചെടികള്‍ എന്നിവയുടെ ഇല നല്‍കരുത്. ശീമക്കൊന്ന നല്‍കുമ്പോള്‍ തലേദിവസം വെട്ടി വാടിയശേഷം നല്‍കേണ്ടതാണ്. ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നാര് അടങ്ങിയ ഭക്ഷണമായും വൈക്കോല്‍ നല്‍കാം. തവിട്, എള്ളിന്‍പിണ്ണാക്ക്, ഗോതമ്പ്, ധാതുലവണമിശ്രിതം, തേങ്ങപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കടല, കറിയുപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമോ അല്ലെങ്കില്‍ പായ്ക്കറ്റില്‍ വാങ്ങുന്ന മുയല്‍തീറ്റയോ ഖര ആഹാരമായി നല്‍കണം. മിശ്രിതത്തില്‍ അല്പം വെള്ളം ചേര്‍ത്തു കുഴച്ചുവേണം നല്‍കാന്‍. ഒരു മുയലിന് 100150ഗ്രാം കൊടുക്കണം. കൂട്ടില്‍ 24 മണിക്കൂറും വെള്ളം വേണം. ഇണചേര്‍ക്കല്‍ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയാണ് മുയലുകള്‍ക്ക്. 6-8 മാസം പ്രായമാകുമ്പോള്‍ ഇണചേര്‍ക്കാം. പെണ്‍മുയലിനെ ആണ്‍മുയലിന്റെ കൂട്ടില്‍ ഇട്ടാണ് ഇണചേര്‍ക്കേണ്ടത്. ആണ്‍മുയലിനെ പെണ്‍മുയലിന്റെ കൂട്ടിലിട്ടാല്‍,കൂട് പങ്കുവെയ്ക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍മുയല്‍ ആണ്‍മുയലിനെ ആക്രമിക്കാനും അവ ചത്തുപോകാനും സാധ്യതയുണ്ട്. ആണ്‍മുയലുകളെ ഓരോ ആഴ്ചയിലും 3-4 പ്രാവശ്യം ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. എന്നാല്‍ അവയുടെ കുഞ്ഞുങ്ങളുമായി ഇണചേര്‍ക്കരുത്. ഇണചേര്‍ത്തതിനുശേഷം സ്വന്തം കൂട്ടിലേക്കു മാറ്റണം. മുയലുകളുടെ ഗര്‍ഭകാലം ഇണചേര്‍ത്ത് 28 മുതല്‍ 32 വരെ ദിവസങ്ങളാണ്. ഗര്‍ഭിണിയാണെങ്കില്‍ 23~ാം ദിവസം മുതല്‍ സ്വന്തംരോമവും പുല്ലും ഉപയോഗിച്ച് പ്രസവഅറ ഒരുക്കിത്തുടങ്ങും. 28-ാം ദിവസം പ്രസവിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ പെട്ടി കൂട്ടില്‍ വെച്ചുകൊടുക്കേണ്ടതാണ്. കൂട്ടില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തില്‍ അടിയില്‍ അരിപ്പയും വശങ്ങളില്‍ ഒരിഞ്ച് ഉയരത്തില്‍ മരവുമുപയോഗിച്ചാണ് കൂട് തയ്യാറാക്കേണ്ടത്. മുയലുകള്‍ അവയുടെ രോമം പറിച്ചെടുത്ത് പെട്ടിക്കകത്ത് ബെഡ് ഉണ്ടാക്കി അതിലാണ് പ്രസവിക്കുക. പ്രസവം അധികവും രാത്രിയിലാണ് നടക്കുക. അരമണിക്കൂറിനുള്ളില്‍ പ്രസവം നടക്കും. ഒരു പ്രസവത്തില്‍ ഏഴുമുതല്‍ പത്തുവരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. അമ്മ മുയല്‍ കുഞ്ഞുങ്ങളെ നക്കിത്തുടച്ച് വൃത്തിയാക്കി പെട്ടെന്ന് മുലയൂട്ടുന്നു. കുഞ്ഞുങ്ങള്‍ക്ക് രോമം ഉണ്ടാവാറില്ല. ഈ സമയത്ത് ഒരു പിടി ആര്യവേപ്പില പെട്ടിയില്‍ ഇട്ടു കൊടുക്കണം. നല്ല ആരോഗ്യവും ഭംഗിയുമുള്ള കുഞ്ഞുങ്ങളുണ്ടാവാന്‍ ആഹാരത്തില്‍ വിറ്റാമിനുകളും മിനറലുകളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 25 ദിവസം വരെ തള്ളമുയലുകള്‍ മുലയൂട്ടും. രാത്രിസമയത്തും സന്ദര്‍ശകര്‍ ഇല്ലാത്തപ്പോഴുമാണ് മുലയൂട്ടുക. ആവശ്യത്തിന് പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങള്‍ സദാസമയവും ഉറക്കമായിരിക്കും. പ്രസവം കഴിഞ്ഞ മുയലുകള്‍ക്ക് പോഷകാഹാരം നല്‍കണം. 16 മുതല്‍ 20 ശതമാനം വരെ അസംസ്‌കൃതമാംസ്യം ഭക്ഷണത്തിലുള്‍പ്പെടുത്തണം. ഹൈഡ്രോപോണിക് കൃഷി എന്നാല്‍ മണ്ണ് ഇല്ലാതെ കൃഷി ചെയ്യുന്ന രീതി എന്നു ഒറ്റവാക്കില്‍ പറയാം. മാത്രമല്ല, ഇതാണ് ക്ലീന്‍ കൃഷി അഥവാ ഭാവിയുടെ പ്രതീക്ഷയായ കൃഷി സമ്പ്രദായം. വളരുന്ന എന്താണോ അതാണ് ജൈവത. ജീവനുള്ള എന്തിനും വളരാന്‍ ആഹാരം വേണം. ചെടികളുടെ ആഹാരം എന്നു പറയുന്നത് 17 തരം രാസമൂലകങ്ങളാണ്. ഇവയില്‍ മൂന്നെണ്ണം കാര്‍ബണ്‍ ഓക്സിജന്‍,ഹൈഡ്രജന്‍ എന്നിവ അന്തരീക്ഷത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും സസ്യങ്ങള്‍ക്ക് ലഭിക്കും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ‌ഓക്സൈഡില്‍ നിന്നാണ് കാര്‍ബണ്‍ സ്വീകരിക്കുന്നത്. ജലത്തില്‍ നിന്ന് ഓക്സിജനും ഹൈഡ്രജനും സ്വീകരിക്കുന്നു. കാര്‍ബണും ഹൈഡ്രജനും ചേര്‍ന്ന പദാര്‍ത്ഥങ്ങളെയാണ് നാം ജൈവ പദാര്‍ത്ഥങ്ങള്‍ എന്നു പറയുന്നത്. പ്രകൃതിയില്‍ ഉള്ളത് എല്ലാം രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ്. രണ്ട് ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നതാണ് വെള്ളം. ഇങ്ങനെ പ്രകൃതിയില്‍ ആകെ 102 രാസപദാര്‍ത്ഥങ്ങള്‍ മാത്രമേയുള്ളൂ. ഈ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ജീവനുള്ളതും ഇല്ലാത്തതുമായി കോടാനുകോടി പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു സസ്യത്തിന്റെ 60ശതമാനത്തിലധികവും കാര്‍ബണ്‍ ആണ്. എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം ആവശ്യമാണ് എന്ന് പറഞ്ഞുവല്ലൊ. ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ധര്‍മ്മം ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നതാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും എല്ലാം ഊര്‍ജ്ജം വേണം. ഊര്‍ജ്ജമില്ലാതെ ജീവനുള്ള ഒന്നിനും ഒരു നിമിഷം പോലും ജീവനോടെ നിലനില്‍ക്കാന്‍ പറ്റില്ല. എവിടെ നിന്നാണ് ഈ ഊര്‍ജ്ജം സസ്യ-ജന്തുജാലങ്ങള്‍ക്ക് ലഭിക്കുന്നത്? സംശയമില്ല, സൂര്യനില്‍ നിന്നാണ് ഈ ഊര്‍ജ്ജം എല്ലാ ജീവജാലങ്ങള്‍ക്കും കിട്ടുന്നത്. എന്നാല്‍ സൂര്യനില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കുന്നതിന് സസ്യങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സസ്യങ്ങള്‍ സൌരോര്‍ജ്ജം സ്വീകരിച്ച്, അവയില്‍ ശേഖരിച്ചു വെക്കുന്നു. ആ ഊര്‍ജ്ജമാണ് ഭക്ഷണത്തിലൂടെ മനുഷ്യര്‍ക്കും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ലഭിക്കുന്നത്. അത്കൊണ്ട് സസ്യങ്ങളെ ഭൂമിയിലെ ഊര്‍ജ്ജഫാക്ടറി എന്നു പറയാം. സസ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഊര്‍ജ്ജമില്ലാതെ ഭൂമിയില്‍ ഒരു ചലനവും നടക്കുകയില്ലായിരുന്നു. നമ്മള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഉപയോഗിക്കുന്ന ഡീസലും പെട്രോളും എല്ലാം ഒരു കാലത്ത് സസ്യങ്ങള്‍ സൂര്യനില്‍ നിന്ന് ശേഖരിച്ച ഊര്‍ജ്ജം തന്നെ ആണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? സസ്യങ്ങള്‍ ഇങ്ങനെ ഊര്‍ജ്ജം ശേഖരിക്കുന്ന പ്രക്രിയയെ ആണ് പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോ സിന്തസിസ്സ് എന്നു പറയുന്നത്. സസ്യങ്ങള്‍ ആകെ വേണ്ടത് 17 മൂലകങ്ങള്‍ ആണെന്ന് പറഞ്ഞല്ലൊ. ആ മൂലകങ്ങളുടെ പട്ടികയാണ് ഇടത് ഭാഗത്ത് കാണുന്നത്. ഇതില്‍ കാര്‍ബണും ഹൈഡ്രജനും ഓക്സിജനും അന്തരീക്ഷത്തില്‍ നിന്നും ജലത്തില്‍ നിന്നും ലഭിക്കും എന്നും പറഞ്ഞു. ബാക്കിയുള്ള 14 മൂലകങ്ങളും മണ്ണില്‍ നിന്ന് ലഭിക്കും എന്നുള്ളത് കൊണ്ടാണ് നമ്മള്‍ മണ്ണില്‍ കൃഷി ചെയ്യുന്നത്. സസ്യങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്ന് മൂലകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ ചിലപ്പോള്‍ മണ്ണില്‍ തീര്‍ന്നുപോകും. അത്കൊണ്ടാണ് ഈ മൂന്നും അടങ്ങിയ NPK എന്ന രാസവളം നമ്മള്‍ മണ്ണില്‍ ചേര്‍ക്കുന്നത്. രാസവളം മണ്ണില്‍ ഇടരുത്, അത് വിഷമാണ് എന്നൊക്കെ ഒരു അബദ്ധധാരണ ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുണ്ട്. ജൈവവളം മാത്രമേ ചെടികള്‍ക്ക് ഇടാവൂ എന്ന് മന്ത്രിമാര്‍ വരെ പ്രസ്താവിക്കുന്നു. ജൈവകൃഷി എന്ന വാക്ക് ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ ജൈവകൃഷി എന്നൊരു ഏര്‍പ്പാട് ഇല്ല എന്നതാണ് സത്യം. ജൈവവളങ്ങള്‍ മണ്ണില്‍ ഇട്ടാല്‍ അത് നല്ലതാണ്. ഇപ്പറഞ്ഞ മൂലകങ്ങളില്‍ ചിലതോ അല്ലെങ്കില്‍ പലതോ ജൈവവളത്തില്‍ ഉണ്ടായേക്കാം. എന്നാല്‍ അവയിലെ മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ അവയില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തിച്ച് ലഘുതന്മാത്രകളായി വിഘടിക്കപ്പെടണം. അത് കാലതാമസം വരുന്ന സംഗതിയാണ്. ജൈവളത്തില്‍ ഉള്ളത് സങ്കീര്‍ണ്ണമായ കൂറ്റന്‍ തന്മാത്രകളാണ്. മണ്ണില്‍ ഇട്ടാല്‍ അവ ഡിപ്പോസിറ്റായി മണ്ണില്‍ കിടന്ന് ഭാവിയില്‍ സസ്യങ്ങള്‍ക്ക് ഉപകാരപ്പെടും. പക്ഷെ തല്‍‌സമയം സസ്യങ്ങള്‍ക്ക് എന്തെങ്കിലും മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ രാസവളം ഇടുക തന്നെ വേണം. രാസവളങ്ങള്‍ ദോഷമോ വിഷമോ അല്ല. കെമിക്കല്‍ എന്നു കേട്ടാല്‍ വിഷം എന്നൊരു മുന്‍‌വിധിയാണ് ഇപ്പോള്‍ ആളുകള്‍ക്ക്. എല്ല്ലാം കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ തന്നെയാണ്. ജൈവവളം വിഘടിച്ച് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പരുവത്തില്‍ എത്തുന്ന മൂലകങ്ങളും രാസപദാര്‍ത്ഥങ്ങള്‍ തന്നെ. വിറകും കരിയിലയും കത്തിച്ചാല്‍ കിട്ടുന്ന ചാരവും രാസപദാര്‍ത്ഥം തന്നെയാണ്. മേല്പറഞ്ഞ 14 മൂലകങ്ങള്‍ അടങ്ങിയ സംയുക്തങ്ങള്‍ മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുമ്പോള്‍ അവ ജൈവവളം വിഘടിച്ച് ഉണ്ടായ മൂലകങ്ങളാണോ രാസവളം ഇട്ടതില്‍ നിന്നാണോ മണ്ണില്‍ മുന്‍പേ ഉള്ളതാണോ എന്ന വ്യത്യാസം സസ്യങ്ങള്‍ക്ക് ഇല്ല. ഇപ്പറഞ്ഞ മൂലകങ്ങള്‍ അടങ്ങിയ തന്മാത്രകള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ അയണുകള്‍ ആയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. ഓസ്‌മോസിസ് മര്‍ദ്ധം എന്നൊരു പ്രതിഭാസമാണിത്. അയണ്‍ എന്നാല്‍ എന്തെന്ന് രസതന്ത്രം പഠിച്ചവര്‍ക്ക് അറിയാം. ഒരു മൂലകത്തിലോ തന്മാത്രയിലോ ഒരു ഇലക്ട്രോണ്‍ കുറഞ്ഞാലോ കൂടിയാലോ നെഗറ്റീവ് ചാര്‍ജ്ജോ പോസിറ്റീവ് ചാര്‍ജ്ജോ ഉണ്ടാ‍കുന്ന കണങ്ങളെയാണ് അയണ്‍ എന്നു പറയുന്നത്. ഇത്രയും മനസ്സിലാക്കിയാല്‍ മാത്രമേ ഹൈഡ്രോപോണിക് കൃഷി എന്നാല്‍ എന്ത് എന്നു മനസ്സിലാവുകയുള്ളൂ. സസ്യങ്ങള്‍ക്ക് വളരാന്‍ വേണ്ടത് മണ്ണ് അല്ല, പ്രത്യുത മേല്പറഞ്ഞ 14 മൂലകങ്ങള്‍ ആണെന്ന് സാരം. അതാണ് ഹൈഡ്രോപോണിക്ക് കൃഷിയില്‍ ചെയ്യുന്നതും. ഈ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ 14 മൂലകങ്ങളും റെഡിയായി അനുസ്യൂതം കിട്ടുന്നത്കൊണ്ട് ചെടി ക്രമാനുഗതമായി വളരുന്നു. വേരുകള്‍ക്ക് വളം അന്വേഷിച്ച് ദൂരെ പോകേണ്ടതില്ലാത്തത്കൊണ്ട് വേരുകള്‍ അധികം വളരുന്നില്ല. ആ വളര്‍ച്ച കൂടി തണ്ടുകള്‍ക്കും ഇലകള്‍ക്കും ഉണ്ടാകുന്നു. എല്ലാ പോഷകഘടങ്ങളും സമീകൃതമായി ലഭിക്കുന്നത്കൊണ്ട് അവയില്‍ കായ്ക്കുന്ന ഫലങ്ങള്‍ക്ക് പൂര്‍ണ്ണ വളര്‍ച്ചയും കൂടുതല്‍ സ്വാദും ഉണ്ടാവുകയും ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട സംഗതി കീടനാശിനികള്‍ വേണ്ടിവരില്ല എന്നതാണ്. അഥവാ വേണ്ടി വന്നാലും നാമമാത്രമായിരിക്കും. അധികം കീടങ്ങളും മണ്ണില്‍ നിന്നാണ് സസ്യങ്ങളെ ബാധിക്കുന്നത്. ജൈവവളങ്ങള്‍ ഉണ്ടാക്കുന്ന വേളയില്‍ അവയില്‍ കീടങ്ങളും കാരീയം പോലെയുള്ള ഉപദ്രവകാരികളായ ലോഹങ്ങളും കലര്‍ന്ന് ജൈവവളങ്ങള്‍ ദോഷകരമാവാനും സാധ്യതയുണ്ട് എന്നതും ഇവിടെ പ്രസ്താവ്യയോഗ്യമാണ്. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികളും പഴങ്ങളുമൊക്കെ ഹൈഡ്രോപോണിക് രീതിയില്‍ ശുദ്ധമായി കൃഷി ചെയ്യാന്‍ ആര്‍ക്കും സാധിക്കും. ഇതിന് ആവശ്യമായ ഉപകരണങ്ങളും എല്ലാ മൂലകങ്ങളുമടങ്ങിയ പോഷകലായനിയും മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വഴിയും ഇവ വാങ്ങാനുള്ള സൌകര്യമുണ്ട്. ആദ്യത്തെ പ്രാവശ്യം മാത്രമേ മുതല്‍‌മുടക്ക് ഉള്ളു. വ്യത്യസ്തമായ സമ്പ്രദായങ്ങളില്‍ ഹൈഡ്രോപോണിക് കൃഷി ചെയ്യാം. ഇതില്‍ ഏറ്റവും ലളിതമായത് നാട സമ്പ്രദായമാണ് (Wick System ചിത്രം നോക്കുക. നിങ്ങള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഞാന്‍ ഇത് ലളിതമായി വിവരിക്കാം. നമുക്ക് വേണ്ടത്, ചെടിക്ക് വേരു പിടിപ്പിക്കാന്‍ ഗ്രോയിങ്ങ് മീഡിയം,പോഷക ലായനി, നാട, പിന്നെ ഗ്രോ മീഡിയവും പോഷകലായനിയും നിറക്കാന്‍ പാത്രങ്ങളും. ഇപ്പോള്‍ എല്ലാ വീടുകളിലും പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടില്‍ ഉണ്ടാകും. അത് പകുതി കണ്ട് മുറിക്കുക. ബോട്ടിലിന്റെ അടപ്പിന് ഒരു ദ്വാരം ഉണ്ടാക്കുക. ബോട്ടിലിന്റെ അടിഭാഗം ലായനി നിറക്കാന്‍ ഉപയോഗിക്കാം. മേല്‍ഭാഗം കമിഴ്ത്തി അടിഭാഗത്ത് വെക്കുക. അടപ്പിലെ സുഷിരത്തില്‍ കൂടി ഒരു തുണിനാട ബോട്ടിലിന്റെ അടിഭാഗത്ത് ഇടുക. മേല്‍ഭാഗത്ത് മണല്‍ അഥവാ പൂഴി നല്ല പോലെ കഴുകി വൃത്തിയാക്കി നിക്ഷേപിക്കുക. മേലെയുള്ള ചിത്രം നോക്കിയാല്‍ ഒരു ഏകദേശ ഐഡിയ കിട്ടും. ഇനി ആ മണലില്‍ വിത്ത് നടുക. ഓസ്മോസിസ് തത്വപ്രകാരം താഴെയുള്ള ലായനി മേലെയുള്ള മണലിനെ നനച്ചുകൊണ്ടേയിരിക്കും. ഒരു ഉദാഹരണത്തിന് പറഞ്ഞതാണിത്. Hydroponic എന്ന് ഗൂഗിള്‍ ചെയ്താല്‍ ഇത് പോലെ നിരവധി വിവരങ്ങളും ചിത്രങ്ങളും ലഭിക്കും. ഇനി ഹൈഡ്രോപോണിക് പോഷകലായനി എങ്ങനെ മിക്സ് ചെയ്യാം എന്ന് നോക്കാം. ഈ ലായനിയാണ് വെള്ളത്തില്‍ കലര്‍ത്തി മേലെ പറഞ്ഞ ബോട്ടിലിന്റെ അടിഭാഗത്ത് നിറക്കേണ്ടത്. Nitrogen, Phosphorus, Potassium, and 10 other trace elements: Sulphur, Magnesium, Calcium, Iron, Manganese, Zinc, Copper, Chlorine, Boron and Molybdenum എന്നിങ്ങനെയുള്ള മൂലകങ്ങളാണ് ലായനിയില്‍ കൂടി ചെടികള്‍ക്ക് ലഭിക്കേണ്ടത് എന്ന് പറഞ്ഞല്ലൊ. വ്യത്യസ്ത രീതികളില്‍ ഈ ലായനി മിക്സ് ചെയ്യാം. ഓരോ ചെടിക്കും വ്യത്യസ്ത അളവിലാണ് ഈ മൂലകങ്ങള്‍ ആവശ്യമായി വരുന്നത്. അത്കൊണ്ട് ഹൈഡ്രോപോണിക് കൃഷിയില്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ജൈവകൃഷി, ജൈവപച്ചക്കറി ജൈവപഴങ്ങള്‍ എന്നൊക്കെ പറഞ്ഞ് ആളുകളെയും ഉപഭോക്താക്കളെയും ഇന്ന് വ്യാപകമായി പറ്റിക്കുന്നുണ്ട്. അത്കൊണ്ട് എന്താണ് കൃഷി എന്നതിനെ പറ്റിയുള്ള ഒരു ശരിയായ ശാസ്ത്രീയധാരണ ഉണ്ടാവാന്‍ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. ഹൈഡ്രോപോണിക് കൃഷിയെ പറ്റി മുഴുവനും എഴുതണമെങ്കില്‍ അതിനായി മാത്രം ഒരു ബ്ലോഗ് വേണ്ടി വരും. മലയാളത്തില്‍ വിഷയാധിഷ്ഠിതമായി അങ്ങനെ ബ്ലോഗുകള്‍ എഴുതുന്ന സംസ്ക്കാരം വികസിച്ചു വന്നിട്ടില്ല. വെറുതെ സമയം കളയുന്ന വിവാദവിഷയങ്ങള്‍ ഒന്നിന് പിറകെ ഒന്നൊന്നാ‍യി എഴുതിയും ചര്‍ച്ച ചെയ്തും അഭിരമിക്കാനാണ് മലയാളികള്‍ക്ക് പൊതുവെ താല്പര്യം. ഒരു കാര്യത്തിലും ശാസ്ത്രീയ ബോധം ആര്‍ക്കും ഇല്ല എന്നതാണ് അവസ്ഥ. എന്തായാലും വീടിന്റെ ടെറസ്സിലും ഫ്ലാറ്റുകളുടെ ബാല്‍ക്കണിയിലും മാത്രമല്ല വേണ്ടി വന്നാല്‍ റൂമില്‍ പോലും ആരോഗ്യകരമായ രീതിയില്‍ ഹൈഡ്രോപോണിക് രീതിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കും. റൂമില്‍ ആകുമ്പോള്‍ പ്രകാശം കൃത്രിമമായി കൊടുക്കണം എന്നേയുള്ളൂ. കീടനാശിനി തളിക്കാത്ത പൂര്‍ണ്ണ വളര്‍ച്ചയും സ്വാദും ഉള്ള പച്ചക്കറികള്‍ സ്വന്തമായി മണ്ണ് ഇല്ലാതെ കൃഷി ചെയ്യാന്‍ പറ്റും എന്ന് മാത്രമല്ല രസകരമായ ഒരു ഹോബ്ബി കൂടിയായിരിക്കും ഹൈഡ്രോപോണിക് കൃഷി. താല്പര്യമുള്ളവര്‍ തമ്മില്‍ വിവരങ്ങളും അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കാനും അന്യോന്യം സഹകരിക്കാനും ഹൈഡ്രോപോണിക് അസോസിയേഷന്‍ രൂപീകരിക്കുകയാണെങ്കില്‍ നന്നായിരിക്കും എന്ന് കൂടി പറഞ്ഞുകൊണ്ട് തല്‍ക്കാലം ഇവിടെ ഉപസംഹരിക്കട്ടെ. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. ‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ ഞങ്ങള്‍ നിശബ്ദമായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ പ്രാര്‍ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. ‘സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സഹായവുമുണ്ടായില്ല. ആ കുടുംബത്തിനെ ഓര്‍ക്കുമ്പോള്‍ നിസ്സഹായത തോന്നുന്നു. സര്‍ക്കാരിനുമേല്‍ കഴിയാവുന്നത്ര രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കും. സംസ്‌കാര ചടങ്ങില്‍ പോലും ആ കുട്ടിക്ക് നീതി ലഭിച്ചില്ല’ അതേസമയം, ഇന്ത്യ ഗേറ്റില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹത്രാസ് ബലാത്സംഗക്കൊലക്കെതിരായ പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തടര്‍ന്നാണിത്. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്ന് അറിയിച്ച പ്രതിഷേധ പരിപാടിയാണ് ഇപ്പോള്‍ ജന്തര്‍ മന്തറിലേക്ക് മാറ്റിയത്. ഗുജറാത്ത് എം.എല്‍.എയും ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയും പ്രതിഷേധ പരിപാടിക്ക് ഐക്യദാര്‍ഡ്യവുമായി എത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി ‘എയിംസിനായുള്ള പട്ടികയിൽ കേരളം പണ്ട് പണ്ടേ ഉണ്ട്. എന്താണ് അനർഹത, കേരളം എന്ന പേരാണോ ‘; കേന്ദ്രത്തോട് ചോദ്യങ്ങളുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് 17കാരി കഠിന വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ വെടിമരുന്ന് നിറച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു; കാഞ്ഞങ്ങാട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരത്ത് ആൾ ദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു; ‘ഒന്നുകില്‍ ഉഡായിപ്പ് അല്ലെങ്കില്‍ സ്വയം ദൈവമാണെന്ന തോന്നല്‍’; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ് കോവളം കടൽത്തീരത്ത് കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന കടൽ പുല്ല്; കേരളതീരത്ത് കാണപ്പെടാത്ത ഇവ കോവളത്ത് എത്തിയതിന്റെ കാരണമറിയാതെ ഗവേഷകർ; കടലിനടിയിൽ പ്രത്യേക പ്രതിഭാസമുണ്ടായെന്നും സംശയം ‘കുട്ടി എത്രയിലാണ് പഠിക്കുന്നത്’; മഞ്ജു പിള്ളയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ; വൈറലായ ചിത്രങ്ങൾ കാണാം പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരൻ അറസ്റ്റിൽ; വിവരം പുറത്തറിഞ്ഞത് 17കാരി കഠിന വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോൾ വെടിമരുന്ന് നിറച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു; കാഞ്ഞങ്ങാട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരത്ത് ആൾ ദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു; ‘ഒന്നുകില്‍ ഉഡായിപ്പ് അല്ലെങ്കില്‍ സ്വയം ദൈവമാണെന്ന തോന്നല്‍’; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ് കോവളം കടൽത്തീരത്ത് കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന കടൽ പുല്ല്; കേരളതീരത്ത് കാണപ്പെടാത്ത ഇവ കോവളത്ത് എത്തിയതിന്റെ കാരണമറിയാതെ ഗവേഷകർ; കടലിനടിയിൽ പ്രത്യേക പ്രതിഭാസമുണ്ടായെന്നും സംശയം ‘കുട്ടി എത്രയിലാണ് പഠിക്കുന്നത്’; മഞ്ജു പിള്ളയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ; വൈറലായ ചിത്രങ്ങൾ കാണാം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ചരിത്രാതീതകാലത്തെ ഒരു ബൃഹത്തായ കാലഘട്ടമാണ്‌ ശിലായുഗം എന്ന് പൊതുവായി അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില് മനുഷ്യന് കല്ല് അഥവാ ശില കൊണ്ടുണ്ടാക്കിയ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നതിനാലാണ്‌ ശിലായുഗം എന്ന പേര് വന്നത്. ഇംഗ്ലീഷില് Stone Age. ആദിമ മാനവചരിത്രത്തെ പൊതുവെ ശിലായുഗം ലോഹയുഗം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം ശിലായുഗത്തെ പ്രാക്ലിഖിതയുഗം എന്നും പറയാറുണ്ട്‌. എഴുത്തു വിദ്യ കണ്ടുപിടിക്കുന്നതിനു മുൻപുള്ള കാലമെന്നർത്ഥത്തിലാണ്‌ ഇത്‌. ഉൽപത്തി മുതൽ ഇന്നേ വരേയുള്ളതിന്റെ 95 ശതമാനവും ശിലായുഗമാണ്‌. ബി.സി. 5000 വരെ ഈ കാലഘട്ടം നീണ്ടു നിന്നു എന്ന് അനുമാനിക്കപ്പെടുന്നു. അതായത്‌ 5000 വരെ മനുഷ്യന്‌ എഴുത്തു വിദ്യ വശമില്ലായിരുന്നു. അതിനു ശേഷമുള്ള ചരിത്രം ശിലാ രേഖകളെ ആസ്പദമാക്കി മെനഞ്ഞെടുക്കാൻ ശാസ്ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ശിലായുഗം തന്നെ പ്രാചീന ശിലായുഗം മധ്യ ശിലായുഗം നവീനയുഗം എന്നും രണ്ടു ഘട്ടങ്ങളാക്കിയിട്ടുണ്ട്‌. ഇത്‌ ലോഹം കൊണ്ടുള്ള ആയുധത്തിന്റെ ആവിർഭാവം അടിസ്ഥാനമാക്കി ചരിത്ര പഠനത്തിന്റെ എളുപ്പത്തിനായി മാത്രമാണ്‌ ചെയ്തിരിക്കുന്നത്‌. മനുഷ്യന്റെ ആദ്യത്തെ വാസസ്ഥലം വടക്കേ അർദ്ധഭൂഖണ്ഡമാണെന്നു വിശ്വസിച്ചിരുന്നു. ഈ ഭാഗം ദീർഘകാലത്തോളം ഹിമനിരകളാൽ മൂടപ്പെട്ടുകിടന്നിരുന്നു. ഇടക്കിടക്ക്‌ മഞ്ഞുരുകുകയും സസ്യങ്ങൾക്കും ജീവികൾക്കും ജീവിക്കാനുള്ള കാലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. വീണ്ടും നീണ്ടകാലത്തേക്ക്‌ മഞ്ഞ്‌ പെയ്തു ജീവജാലങ്ങൾക്ക്‌ ജീവിക്കാൻ തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തരം നാൽ ഹിമനദീയ കാലങ്ങൾ(Glacial Ages) ഉണ്ടായിരുന്നത്രെ. ആദ്യത്തെ ഹിമനദീയ കാലം പത്തു ലക്ഷം കൊല്ലങ്ങൾക്കു മുൻപും രണ്ടാമത്തേത്‌ ഏഴു ലക്ഷം കൊല്ലങ്ങൾക്കു മുൻപും അവസാനത്തേത്‌ ഒരു ലക്ഷം കൊല്ലങ്ങൾക്കു മുൻപുമാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒരു ഹിമനദീയ കാലം കഴിഞ്ഞു കാലാവസ്ഥ തെളിയുമ്പോൾ സസ്യങ്ങളും മൃഗങ്ങളും വളർന്ന് വികാസം പ്രാപിക്കുന്നു. അപ്പോഴേക്കും അടുത്ത ഹിമനദിയുടെ കാലമായി. എന്നാൽ മനുഷ്യൻ അവന്റെ സവിശേഷ ബുദ്ധി ഉപയോഗിച്ച്‌ ഹിമനദീയ കാലങ്ങളെ അതിജീവിച്ചു. അവൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, വേട്ടയാടി മൃഗങ്ങളെ കൊന്ന് ആദ്യം പച്ചമാംസമായും പിന്നീട്‌ തീ കണ്ടു പിടിച്ച ശേഷം ചുട്ടും തിന്നു തുടങ്ങി. പാറകളുടേയും മരങ്ങളുടേയും ഭാഗങ്ങൾ ഉപയോഗിച്ച്‌ മൂർച്ചയുള്ള ആയുധങ്ങൾ ഉണ്ടാക്കി. മരത്തൊലി ഇലകൾ എന്നിവ ഉപയോഗിച്ച്‌ വസ്ത്രങ്ങൾ ഉണ്ടാക്കി. പ്രാചീന ശിലായുഗം ക്രി.മു. 1,750,000 മുതൽ ക്രി.മു. 10000 വരെയായ്യിരുന്നു എന്നാണ്‌ ശാസ്ത്രജ്ഞന്മാർ ഊഹിക്കുന്നത്‌. ഈ പ്രാചീന ശിലായുഗത്തെ വീണ്ടും രണ്ടായി തിരിക്കാം പൂർവ്വകാലഘട്ടമെന്നും ഉത്തരകാലഘട്ടമെന്നും പ്രാചീനശിലായുഗത്തിന്റെ മുക്കാലും പൂർവ്വകാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മനുഷ്യജീവിയെ ആഫ്രിക്കയിലെ മഹാറിഫ്റ്റ്‌ താഴ്‌വരയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്‌. ഇതിന്‌ സിൻജന്ത്രോപ്പസ്‌ (Zinganthropus) എന്നാണ്‌ പേര്‌. നീണ്ടു നിവർന്നു നടക്കുകയും പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിക്ക്യ്കയും ചെയ്തിരുന്നതിനാൽ ഇവയെ മനുഷ്യ വംശത്തിന്റെ ഏറ്റവും പൂർവ്വികരെന്ന് കരുതുന്നു. പൂർവ്വഘട്ടത്തിൽ ജീവിച്ചിരുന്ന പ്രാചീന മനുഷ്യന്റെ മറ്റൊരു ഉദാഹരണം ജാവാ ദ്വീപുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്‌. ശരിക്കും നീണ്ടു നിവർന്ന നടക്കാൻ കഴിവില്ലാത്തെ പ്രകൃതം വലിയ തല, ചെറിയ താടി, അഞ്ചടി ആറിഞ്ചു പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യന്റെ പ്രതേകതകൾ. ജാവാമനുഷ്യനു ശേഷം ആവിർഭവിച്ച വർഗ്ഗമാണ്‌ 'പെക്കിങ്ങ്‌ മനുഷ്യൻ' ചൈനയിലെ പെക്കിങ്ങ്‌ എന്ന സ്ഥലത്തു നിന്നും കിട്ടിയ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാലാണ്‌ ഈ പേർ. ജർമ്മനിയിലെ നിയാന്തർ താഴ്‌വരയിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിന്നാണ്‌ നിയാന്തർത്താൽ മനുഷ്യനെപ്പറ്റി വിവരം ലഭിക്കുന്നത്‌. ഇവരാണ്‌ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന വർഗ്ഗം. അവർ ഒരുലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുൻപു വരെ( അവസാന ഹിമനദീയ കാലത്തുനും മുന്ന്) ജീവിച്ചിരുന്നെന്ന് കരുതുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം, മെലിഞ്ഞ ശരീരം, ചെറിയ മസ്തിഷ്കം, വികൃതരൂപം എന്നിവയായിരുന്നു പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവർ കാലക്രമേണ സംസാരിക്കാൻ പഠിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതായിരിക്കണം മനുഷ്യന്റെ സംസ്കാരത്തിന്റെ തുടക്കം. ആയുധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഗുഹകളിൽ താമസിച്ചിരുന്ന ചെറു സംഘങ്ങളായായിരുന്നു ഇവരുടെ ജീവിതം. മരിച്ചവരെ സംസ്കരിക്കുമ്പോൾ ശവശരീരത്തിന്റെ കൂടെ ആയുധങ്ങളും മറ്റു സാമഗ്രികളും അടക്കം ചെയ്തിരുന്നു. എന്നാൽ കാലക്രമത്തിൽ നിയാണ്ടർത്താൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമാകുകയായിരുന്നു. ഇതിന്‌ ശത്രുക്കളുടെ ആക്രമണം, ഉപജീവനത്തിന്റെ ബുദ്ധിമുട്ട്‌, മറ്റു വർഗ്ഗങ്ങളുമായി ലയിച്ചു ചേർന്നത്‌ എന്നീ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പാലസ്തീനിലെ മൗണ്ട്‌ കാർമ്മൽ എന്ന സ്ഥലത്തു നിന്നും നിയാണ്ടർത്താൽ മനുഷ്യനു സമാനമായ മനുഷ്യജീവികളുടെ അവശിഷ്ടം കണ്ടെടുത്തിട്ടുണ്ട്‌. അടുത്ത മനുഷ്യ വർഗ്ഗം ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന നരവംശമാണ്‌. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക്‌(Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ്‌ ഈ പേർ നൽകപ്പെട്ടത്‌. ഏകദേശം 70,000 വർഷങ്ങൾക്ക്‌ മുൻപാണ്‌ ഇവർ പ്രത്യക്ഷപ്പെട്ടത്‌ എന്ന് കരുതുന്നു. ഇവർ ആധുനിക മനുഷ്യന്റെ പൂർവ്വികന്മാരാകാൻ തികച്ചും അർഹതപ്പെട്ടവരാണ്‌. ഇവരുടെ പിൻഗാമികളെ വെയിൽസ്‌, അയർലൻഡ്‌, ഫ്രാൻസ്‌ സ്പെയിന്, പോർട്ടുഗൽ, അൾജീറിയ എന്നിവിടങ്ങളിൽ ഇപ്പോഴും കാണാം. ഈ വർഗ്ഗത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ്‌ ക്രോമാഗ്നൺ വർഗ്ഗം. ഇവരുടെ അവശിഷ്ടങ്ങൾ ഫ്രാൻസിലെ ക്രോമാഗ്നൺ എന്ന ഗുഹയിൽ നിന്ന് കണ്ടെടുക്കപ്പെട്ടു. ഇവർ നിയാണ്ടർത്താൽ വംശത്തേക്കാൾ സാംസ്കാരികമായി പുരോഗതി പ്രാപിച്ചവരായിരുന്നു. ആറടിയോളം പൊക്കം വലിയ താടി, നീണ്ട കൈ കാലുകൾ വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ക്രോമാഗ്നണ്മാരുടെ സമകാലികരായി ഗ്രിമാൾഡി എന്ന മറ്റൊരു വർഗ്ഗം ഇറ്റലിയുടെ സമുദ്രതീരത്തെ ഗ്രിമാൾഡി എന്ന ഗുഹയിൽ ന്നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവർ നീഗ്രോ വർഗ്ഗക്കാരാണ്‌. മുഖം വീതി കൂടിയതും തല ചെറുതുമാണ്‌ ഇവർക്ക്‌. നിയാണ്ടർത്താൽ വംശത്തെ അപേക്ഷിച്ച്‌ ഈ വർഗ്ഗക്കാർ കൂടുതൽ പരിഷ്കൃതരും കലാവാസനയുള്ളവരുമായിരുന്നു. മൃഗങ്ങളുടെ കൊമ്പു കൊണ്ടും അസ്ഥികൊണ്ടും സൂചികൾ വരെ ഉണ്ടാക്കൻ അവർക്ക്‌ അറിയാമായിരുന്നു. ഇതിന്റെ ആരംഭവും അവസാനവും വ്യക്തമായി അറിയാൻ സാധിച്ചിട്ടില്ല. പതിനായിരം വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈജിപ്തിലും തെക്കു പടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുൻപ്‌ ആരംഭിച്ചതായി ഊഹിക്കപ്പെടുന്നു. നൈൽ നദി യുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ചതായി തെളിവുകൾ ഉണ്ട്‌. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും പലവിധത്തിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്‌. മനുഷ്യ ചരിത്രത്തിൽ സാമൂഹികവും സാംസ്ക്കാരികവുമായ വിപ്ലവകരമായ വ്യത്യാസങ്ങൾ സംഭവിച്ച കാലഘട്ടമാണ്‌ ഇത്‌. മനുഷ്യൻ കൃഷിചെയ്യാൻ പഠിച്ചത്‌ ഈ കാലത്തിലായതിനാൽ നവീന ശിലായുഗത്തെ കർഷകയുഗം എന്ന് വിളിക്കാറുണ്ട്‌. ബാർലി, തിന, ഫലവർഗ്ഗങ്ങൾ എന്നിവയും ചില സസ്യങ്ങളുമാണ്‌ അവർ വളർത്തിയത്‌. കാട്ടു മൃഗങ്ങളെ മെരുക്കി വളർത്തുന്നതും വിട്ടു മൃഗങ്ങളായി പശു തുടങ്ങിയവയെ വളർത്തിയതും ഇക്കാലത്താണ്‌. കന്മഴു ആയിരുന്നു നവീന ശിലായുഗത്തിലെ ഏറ്റവും പരിഷ്കൃതമായ ആയുധം. കരിങ്കല്ല് ചെത്തി മിനുക്കിയാണ്‌ ഇത്‌ ഉണ്ടാക്കിയത്‌, ഇത്‌ മനുഷ്യന്റെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കിയിരിക്കണം. കാട്ടു മരങ്ങൾ വെട്ടിയെടുത്ത്‌ വീടും, പാലവും മറ്റും നിർമ്മിക്കുകയും ചെയ്തു. മറ്റൊരു വിപ്ലവകരമായ മാറ്റമാണ്‌ മൺപാത്ര നിർമ്മാണം. ഭക്ഷ്യ സംഭരണം ആവശ്യമായി വന്നതായിരിക്കണം ഇതിനുള്ള പ്രചോദനം. ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മൺ പാത്രങ്ങൾ കൈകൊണ്ട്‌ നിർമ്മിച്ചവയാണ്‌. ഇവയ്ക്ക്‌ പിന്നീട്‌ വന്ന ലോഹയുഗത്തിൽ കുശവ ചക്രത്തിന്റെ സഹായത്താൽ നിർമ്മിക്കപ്പെട്ട മൺപാത്രങ്ങളോട്‌ താരതമ്യം ചെയ്യുമ്പോൾ ഭംഗിയും ഉറപ്പും കുറവായിരുന്നു എങ്കിലും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. മറ്റൊരു പ്രധാന കണ്ടു പിടുത്തം വസ്ത്ര നിർമ്മാണം ആയിരുന്നു. ചണച്ചെടിയിൽ നിന്ന് ചണം ഉണ്ടാക്കാൻ പഠിച്ചതോടെ ചണം ഉപയോഗിച്ചുള്ള വസ്ത്രങ്ങളും രൂപപ്പെട്ടു, ചെമ്മരിയാടുകളെ വളർത്തി ക്രമേണ അവയിൽ നിന്ന് കമ്പിളി വസ്ത്രങ്ങൾ ഉണ്ടാക്കാനും അവർ പഠിച്ചു. തണുപ്പിനെ അതി ജീവിക്കാൻ ഇത്‌ അവരെ സഹായിച്ചു. ക്രമേണ വെള്ളം താഴേക്ക്‌ ഇറങ്ങിത്തുടങ്ങിയതോടെ പുതിയ സ്ഥലങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയിരുന്നു. ചിലർ കാൽ നടയായി പുതിയ സ്ഥലങ്ങളിലേക്ക്‌ അന്നത്തെ തീരങ്ങൾ വഴി കുടിയേറിത്തുടങ്ങി. കൃഷി ചെയ്യാൻ തുടങ്ങിയതോടെ അവൻ വീടിനെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കണം. ആദ്യകാലങ്ങളിൽ വൃക്ഷങ്ങളുടെ മുകളിലും കുറ്റികൾ നാട്ടി അതിനു മുകളിലുമായായിരുന്നു വീടുകൾ പണിതത്‌. സ്വിറ്റ്‌സർലാൻഡിലെ തടാകങ്ങളിൽ ഇത്തരം കുറ്റികളിൽ തീർത്ത ഭവനങ്ങൾ ഉണ്ടായിരുന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്‌. കാലക്രമത്തിൽ ചുടുകട്ട നിർമ്മാണം വശമായപ്പോൾ കൂടുതൽ ഉറപ്പുള്ള വീടുകളും കൊട്ടാരങ്ങളും വരെ അവർ നിർമ്മിച്ചു തുടങ്ങി. ഈജിപ്ത്‌ മെസൊപൊട്ടേമിയ സിന്ധൂ നദീ തടങ്ങൾ എന്നിവിടെയാണ്‌ ആദിമ സംസ്കാരങ്ങൾ വികസിച്ചത്‌. മാതൃകാപരമായ സംസ്കാരവും അച്ചടക്കമുള്ള ജീവിതവും ഇക്കാലത്ത്‌ ഉണ്ടായിരുന്നു. കുടുംബ ജീവിതത്തിന്റെ ഉത്ഭവവും ഇക്കാലത്താണ്‌ ബഹുഭാര്യാത്വത്തിലും ബഹുഭർതൃത്വത്തിലും അധിഷ്ഠിതമായ ജീവിതം ഇക്കാലത്ത്‌ വികസിച്ചു. ഇത്‌ പല സംഘട്ടനങ്ങൾക്കും കാരണമായിരുന്നിരിക്കാം. മതം മനുഷ്യന്റെ മനസ്സുകളിൽ സ്ഥാനം പിടിക്കുന്നതും ഇക്കാലത്താണ്‌. വിളവിന്റെ സംരക്ഷകൻ എന്ന നിലയിൽ പ്രകൃതിയെയാണ്‌ ആദ്യമായി മനുഷ്യൻ ആരാധിക്കുന്നത്‌. പ്രകൃതിക്ക്‌ ജീവൻ സങ്കൽപിച്ച്‌ വായു, ജലം, സൂര്യൻ തുടങ്ങിയ ശക്തികളെ അവൻ ആരാധിച്ചു വന്നു, പ്രകൃതി ദോഷങ്ങൾ, രോഗം തുടങ്ങിയവയിൽ അവൻ ഭയപ്പെട്ടു. മരുന്നുകൾക്കായി നെട്ടോട്ടമോടിയിരിക്കാവുന്ന അക്കാലത്ത്‌ മന്ത്രവാദവും ഹീന കൃത്യങ്ങളും ഉടലെടുത്തു. രാഷ്ട്രം എന്ന സങ്കൽപം ഉടലെടുത്തതും നവീന ശിലായുഗത്തിലാണ്‌. ഒരു പ്രത്യേക ഭൂവിഭാഗത്തിൽ കൃഷി ചെയ്തിരുന്നവർ അഭിവൃസ്ഷി പ്രാപിക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്ക്‌ അത്ര കിട്ടാതിരിക്കുകയും ചെയ്തിരിക്കുകയാൽ ആഗ്രഹം നിമിത്തം സംഘട്ടനങ്ങൾ ഉണ്ടായത്‌ ജനങ്ങളെ ഒരുമിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നും അതിന്‌ ഒരു നേതാവിനേയോ മറ്റോ തിരഞ്ഞെടുത്ത്‌ അധികാരം ഏൽപ്പിച്ചിരിക്കാം എന്നും വിശ്വസിക്കപ്പെടുന്നു. ക്രമേണ ഈ നേതാക്കന്മാർ രാജാക്കന്മാരുടെ സ്ഥാനത്തെത്തി. നവീന ശിലായുഗത്തിന്റെ സാംസ്കാരിക സംഭാവനകളിലൊന്നാണ്‌ ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന 'മെഗാലിത്തുകൾ' എന്ന് വിളിക്കപ്പെടുന്ന സ്മാരകങ്ങൾ. 65 അടി വരെ ഉയരമുള്ള മെഗാലിത്തുകൾ (മഹാശിലാ സ്മാരകങ്ങൾ) ഉണ്ട്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്കാൻഡിനേവിയ, അയർലൻഡ്‌, സ്പെയിൻ, മാൾട്ട, സിറിയ, കൊറിയ, ചൈന, എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുള്ള ഇത്തരം ശിലാസ്മാരകങ്ങൾക്ക്‌ ഒരേ രൂപവും ആകൃതിയുമാണെന്നുള്ളത്‌ ആദ്യകാലത്തെ സംസ്കാരം പരസ്പരം ബന്ധപ്പെട്ടിരുന്നവയോ ഒന്നിൽ നിന്ന് ഉടലെടുത്തവയോ ആണെന്നാണ്‌ സൂചിപ്പിക്കുന്നത്‌. കേരളത്തിലെ ചിലയിടങ്ങ്നളിൽ നിന്നും ഇത്തരം സ്മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. മറയൂർ, തൊപ്പിക്കല്ലുകൾ ഇക്കൂട്ടത്തിൽ പെട്ടവയാണ്‌. തമിഴ്‌നാട്ടിലെ നീലഗിരി മലകളിലെ ഊട്ടി യിലും പളനി മലകളിലെ കൊടൈക്കനാൽ നിന്നും ഇത്തരം തൊപ്പിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്‌. കല്ലുകൾ ചേർത്തുണ്ടാക്കിയ ശവമന്ദിരങ്ങളും വലിയ മൺ ഭരണികളും ഇതിൽ പെടുന്നു. തോണിയുടെ നിർമ്മാണം ജലമാർഗ്ഗം സംഘങ്ങളായി പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ അവനെ സഹായിച്ചു. ആഫ്രിക്കയിൽ നിന്ന് ദൂരെ ഹവായി, ലാബ്രഡോർ, പാറ്റഗോണിയ എന്നിവിടങ്ങളിൽ അവർ എത്തിച്ചേർന്നു. ലോഹത്തിന്റെ നിർമ്മാണം മറ്റൊരു വഴിത്തിരിവായിരുന്നു. യാദൃച്ഛികമോ ബോധപൂർവ്വമോ ആയൊരു സംഭവമാണ്‌ ചെമ്പിന്റെ കണ്ടു പിടുത്തം. ശുദ്ധി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നതും പാളികളായി ലോഹരൂപത്തിൽ തന്നെ ചില സ്ഥലങ്ങളിൽ കാണപ്പെടുന്നു എന്നതും ചെമ്പിനെ സർവ്വ സ്വീകാര്യമാക്കി. ആദ്യകാലങ്ങളിൽ ആഭരണ നിർമ്മാണത്തിനും പാത്ര നിർമ്മാണത്തിനും മറ്റുമാണ്‌ ചെമ്പ്‌ ഉപയോഗിച്ചിരുന്നത്‌. ആയുധങ്ങൾ നിർമ്മിക്കാനുള്ള ദൃഢത ചെമ്പിനില്ലായിരുന്നു. താമസിയാതെ തകരം ചേർത്ത്‌ കാഠിന്യം വർദ്ധിപ്പിക്കാൻ അവൻ പഠിച്ചു. അങ്ങനെയാണ്‌ വെങ്കലത്തിന്റെ ആവിർഭാവം. ആയുധം നിർമ്മിക്കാൻ പാകത്തിനുള്ള ശക്തി വെങ്കലത്തിനുണ്ടായിരുന്നു. ഈ കാലമാണ്‌ വെങ്കലയുഗം എന്നറിയപ്പെടുന്നത്‌. ചെമ്പിന്റെ സംസ്കരണം പശ്ചിമേഷ്യയിൽ ധാരാളമായി നടന്നു. ഇതു മൂലം യൂറോപ്പിലേക്കും മറ്റുമായി വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു. ഇരുമ്പിന്റെ കണ്ടുപിടിത്തം വീണ്ടും വളരെക്കാലം കഴിഞ്ഞാണ്‌ സംഭവിക്കുന്നത്‌. ഇരുമ്പിന്റെ അയിര്‌ ഭൗമോപരിതലത്തിൽ ലഭ്യമല്ലാത്തതും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതും വിഷമം പിടിച്ചതാകയാലുമായിരിക്കണം അതിന്‌ താമസം ഉണ്ടായത്‌. എന്നാൽ ഒരിക്കൽ പ്രചാരത്തിലായതോടെ അതിന്റെ ഗുണങ്ങൾ മൂലം വെങ്കലായുധങ്ങളെ അപ്പാടെ പിന്നിലാക്കുകയായിരുന്നു ഇരുമ്പ്‌. ഈ യുഗത്തിലാണ്‌ പ്രധാനപ്പെട്ട പല കണ്ടു പിടുത്തങ്ങളും നടക്കുന്നത്‌. ചക്രങ്ങൾ കണ്ടെത്തിയതും മനുഷ്യ രാശിക്ക്‌ ഒരു വഴിത്തിരിവായിരുന്നു. രാഷ്ടങ്ങൾ താമസിയാതെ ശക്തി പ്രാപിക്കുകയും മറ്റു രാഷ്ടങ്ങളുടെ മേൽ ആധിപത്യത്തിനായി ശ്രമിക്കുകയും ചെയ്തു. ശിലായുഗം · വെങ്കലയുഗം · അയോയുഗം ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 05:16, 25 ഏപ്രിൽ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഒരാഴ്ച മുൻപാണ് ലോകത്തിെൻറ കണ്ണുകളൊന്നടങ്കം യു.എ.ഇയെ തേടിയെത്തിയത്. ഒരാഴ്ച കൂടി കഴിഞ്ഞാൽ ക്രിക്കറ്റ് ലോകവും ഇമാറാത്തിലേക്ക് ഒഴുകിയെത്തുകയാനൊരുങ്ങുകയാണ്. കുട്ടിക്രിക്കറ്റിെൻറ ആവേശപ്പോരിന്, ട്വൻറി 20 ലോകകപ്പിന് ഇനി എട്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. ഒക്ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും ട്വൻറി 20 ലോകകപ്പ് അരങ്ങ് തകർക്കുേമ്പാൾ അത് മറ്റൊരു ചരിത്രമാകും. ആദ്യമായാണ് ഗൾഫ് രാജ്യങ്ങൾ ക്രിക്കറ്റ് ലോകകപ്പിന് പിച്ചൊരുക്കുന്നത്. ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റുമെന്ന അറിയിപ്പ് ചെറുതല്ലാത്ത ആവേശമാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. 24ന് നടക്കുന്ന ഇന്ത്യ പാക് ക്രിക്കറ്റിെൻറ ടിക്കറ്റുകൾ നിമിഷങ്ങൾക്കകം വിറ്റഴിഞ്ഞെന്ന വാർത്തകൾ വിരൽചൂണ്ടുന്നത് വരാനിരിക്കുന്ന ആവേശപ്പോരിലേക്കാണ്. ഐ.പി.എൽ കലാശപ്പോരിന് ശേഷം രണ്ട് ദിവസത്തെ ഇടവേള മാത്രമാണ് ലോകകപ്പിനുള്ളത്. ഒക്ടോബർ 15ന് ദുബൈയിൽ നടക്കുന്ന ഫൈനലിലാണ് ഐ.പി.എല്ലിലെ പുതിയ ചാമ്പ്യൻമാരുടെ പട്ടാഭിഷേകം. 17 മുതൽ ലോകകപ്പ് തുടങ്ങുമെങ്കിലും യഥാർഥ മത്സരങ്ങൾ 23 മുതലാണ്. അതുവരെ പ്രാഥമിക ഘട്ടമാണ് നടക്കുക. യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന പ്രാഥമിക ഘട്ടത്തിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാൻ, പപ്പുവ ന്യൂഗിനി, നെതർലൻഡ്, സ്കോട്ട്ലൻഡ്, അയർലൻഡ്, നമീബിയ ടീമുകളാണ് മത്സരിക്കുക. ഇവരിൽ നിന്ന് ജയിച്ചെത്തുന്ന നാല് ടീമുകളെ കാത്ത് ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ് എന്നീ വമ്പൻമാർ സൂപ്പർ 12 റൗണ്ടിലുണ്ടാവും. 23 മുതലാണ് ഇവർ തമ്മിലെ പോരാട്ടം തുടങ്ങുന്നത്. ഷാർജ കപ്പിെൻറ നൊസ്റ്റാൾജിയ അയവിറക്കുന്നവർക്കായി 24നാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. ഇതുവരെ ലോകകപ്പിൽ പാകിസ്താനോട് തോറ്റിട്ടില്ലെന്ന ചരിത്രം നിലനിർത്താൻ ഇന്ത്യ ഇറങ്ങുേമ്പാൾ 'സ്വന്തം' മൈതാനത്ത് ചരിത്രം തിരുത്തിക്കുറിക്കാമെന്നതാണ് പാക് പ്രതീക്ഷകൾ. 31ന് ന്യുസിലൻഡിനെതിരായ ഇന്ത്യയുടെ മത്സരവും ആവേശപ്പോരാട്ടമാകും. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇതുവരെ മറന്നിട്ടില്ല. ഐ.പി.എൽ നടക്കുന്നതിനാൽ പ്രധാന താരങ്ങളെല്ലാം യു.എ.ഇയിലുണ്ട്. രാജ്യത്തെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൻ ഇത് സഹായിച്ചിട്ടുണ്ട്. തണുപ്പ് കാലം തുടങ്ങുന്നതിനാൽ വിദേശ താരങ്ങൾക്ക് യു.എ.ഇയിലെ കാലാവസ്ഥ വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല. മഴക്ക് സാധ്യതയുണ്ടെങ്കിലും കളിയെ കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. ടീമുകൾ യു.എ.ഇയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ഐ.പി.എല്ലിനെ അപേക്ഷിച്ച് പകുതിയിലും താഴെയാണ് ടിക്കറ്റ് നിരക്ക്. ഷാർജയിൽ 30 ദിർഹം മുതൽ തുടങ്ങുന്നു ടിക്കറ്റ്. എന്നാൽ, പ്രധാന മത്സരങ്ങളിലെെയല്ലാം കുറഞ്ഞ ടിക്കറ്റുകൾ വിറ്റുതീർന്നു. 60, 100, 200 മുതലുള്ള ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യം. രമേശന്‍. എം. കൃഷി അസിസ്റ്റന്റ്, അഴീക്കോട് കൃഷിഭവന്‍ ‍ മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്താണ് ഒരു നിമിഷം പോലും ആ വാഴ വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മു മൂപ്പുകൃഷി പുനംകൃഷി കരകൃഷി കൈപ്പാട്കൃഷി കായല്‍കൃഷി വിരിപ്പ് കൃഷി (ഒന്നാംവിള) മുണ്ടകന്‍ കൃഷി (രണ്ടാംവിള പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌ പച്ചക്കറി കാലം ഇനങ്ങള്‍ വിത്ത്‌ (ഗ്രാം) അകലം വിത് - മുസ്ഫിറ മുഹമ്മദ് (അസിസ്റന്റ് മാനേജര്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍ മലപ്പുറം ജില്ല) വീടിനു ചുറ്റ പത്മ. എം. കെ. കൃഷിഓഫീസര്‍, അഴീക്കോട് കൃഷിഭവന്‍ കേരളത്തിലെ പ്രധാന ഭക്ഷ്യവിളയാണ് നെല്ല്. ഒന്നാംവിള സമയത്ത് (ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വ കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷണം തെളിയിച്ചു. എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു പിന കൃഷിഭവന്‍ വഴി ലഭിക്കുന്ന സേവനങ്ങള്‍ 1. കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ട ഡോ. സാലിം അലി പറവകളുടെ കാവല്‍ക്കാരന്‍ വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം ഡോ. സാലിം അലി പറവകളുടെ കാവല്‍ക്കാരന്‍ കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി സഹകരിച്ച്‌‌ നടത്തുന്ന വിവിധപദ്ധതികള്‍. പച്ചക്കറി കൃഷി കലണ്ടര്‍ (ഒരു സെന്റ്‌ വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ഒരു കൈസഹായി. കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക;. ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും * പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ് പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷിവര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈഫലം ലഭിക്കും മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും. കാര്‍ഷിക കേരളത്തിനായി ഒരു പുതു കാല്‍വെയ്പ്പ്. വിദഗ്ദ്ധരുടെ ആഭിമുഖ്യത്തില്‍ അതിനായി നാട്ടില്‍ ഒരു സംഗമം. പങ്കെടുക്കാന്‍ കഴിയുന്നവര്‍ ഫോണ്‍ നമ്പര്‍ അടക്കം അറിയിക്കുക ദയവായി മറ്റു കമന്റ്സ് ഇടരുത്. ജൂലൈ മുപ്പത്തിയോന്നിനു ചൊവ്വാഴ്ച രാവിലെ പത്തു മുപ്പതിന് തൃശ്ശൂര്‍ മണ്ണുത്തി വെടിനെറി കോളേജ് ഹാളില്‍ നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കാന്‍ താങ്കളെ ക്ഷണിക്കുന്നു. സംബന്ധിക്കാന്‍ കഴിയുമെങ്കില്‍ ഈ നമ്പരില്‍ (9447131598 )വിളിക്കാന്‍ താല്പര്യപ്പെടുന്നു. ബക്കളത്തെ സി. അനില്‍കുമാറിന്റെ കൃഷി സ്ഥലത്ത് ഇവയെല്ലാം ഇത്തരത്തില്‍ തഴച്ചുവളരുമ്പോള്‍ ഇതിനെല്ലാം ചാക്കിലും കൊട്ടയിലും വളവും കീടനാശിനികളുമായി തൊടിയില്‍ വിഷം കേറ്റാന്‍ മെനക്കെടാറില്ല ഈ യുവകര്‍ഷകന്‍. ഇപ്പോഴും പലരും അവിശ്വാസ്യതയോടെ മാത്രം നോക്കിക്കാണുന്ന സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതി കൃഷിയാണ് തന്റെ നേട്ടത്തിന് പിന്നിലെന്നാണ് അനില്‍കുമാര്‍ പറയുന്നത്. കൃഷി പണക്കിന് ആളെക്കിട്ടാതെ വിഷമിക്കുന്ന ഈ കാലത്ത് ഈ രീതി നടപ്പിലാക്കിയാല്‍ പണിക്കൂലി ഇനത്തില്‍ മാത്രം 75% ലാഭിക്കാന്‍ സാധിക്കുമെന്നും അനില്‍കുമാര്‍ പറയുന്നു. മണ്ണില്‍ ഇറങ്ങിച്ചെന്ന് വിഘടിക്കാതെ കിടക്കുന്ന മൂലകങ്ങളെ വിഘടിപ്പിച്ച് ചെടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ജോലി ജീവാമൃതം നല്‍കുമ്പോള്‍ മണ്ണിനടിയില്‍ സമാധിയിലുള്ള മണ്ണിരകള്‍ മുകളിലേയ്ക്ക് വന്ന് ഇവ ഭക്ഷിച്ച് താഴേയ്ക്ക് പോവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍ മണ്ണിന്റെ അടിത്തട്ടിലുള്ള മൂലകങ്ങള്‍ മുകള്‍ തട്ടിലെത്തുകയും മണ്ണിരകള്‍ സഞ്ചരിച്ച വഴി മണ്ണിലേയ്ക്ക് ജലവും വായുപ്രവാഹവും സുഗമമാക്കുകയും ചെയ്യുന്നു. ജീവാമൃതം ചെടികളുടെ ഇലയില്‍ തളിച്ചാല്‍ അന്തരീക്ഷത്തിലുള്ള നൈട്രജനും മറ്റു മൂലകങ്ങളും പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യുമെന്നും അനില്‍കുമാര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല ഇത് കീടബാധകളെ അകറ്റുകയും ചെയ്യും. രാസവളങ്ങളും കീടനാശിനികളും മണ്ണിനെ ഇഞ്ചിഞ്ചായ് കൊല്ലുമ്പോഴാണ് കര്‍ഷകര്‍ക്ക് കൃഷി നഷ്ടത്തിലാകുകയും ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നത്. ഇത്തരത്തില്‍ ഒരിക്കല്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകനാണ് താനെന്നും മുന്‍പ് രാസവളങ്ങള്‍ ഉപയോഗിച്ച് ചെയ്ത വാഴകൃഷിയുടെ അനുഭവം ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ പറയുന്നു. ഇതിനെല്ലാം മൂലകപോഷകമായ ജീവാമൃതം തയ്യാറാക്കുന്നത് വളരെ എളുപ്പമാണെന്നും അനില്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ മരച്ചീനിക്കൊപ്പം ഇടവിളയായി വിളവിന്റെ കാലാവദി കുറഞ്ഞ ചോളം, കാബേജ്, കോളിഫ് ളവര്‍, ഉഴുന്ന് മറ്റു പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം വിദേശത്തായിരുന്ന അനില്‍കുമാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരിച്ചെത്തി കാര്‍ഷികമേഖലയിലേയ്ക്ക് തിരിഞ്ഞത്. കൃഷിസ്ഥലത്ത് അര ഏക്കറോളം സ്ഥലത്ത് പാറയായതിനാല്‍ അതിനുമുകളില്‍ ഒരടിയോളം മണ്ണ് ഇട്ടാണ് കൃഷി നടത്തുന്നത്. പ്രകൃതിയിലേയ്ക്ക് മടങ്ങിയാല്‍ കൃഷി നമ്മളെ ചതിക്കില്ലെന്നും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാമെന്നുമാണ് ഈ യുവാവിന്റെ അനുഭവസാക്ഷ്യം. മുന്‍പ് കണ്ണൂരിലും മറ്റും നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ അനില്‍കുമാറിന്റെ ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി അധികൃതര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. അനില്‍കുമാറിന്റെ ഫോണ്‍ നമ്പര്‍: 9446697524 Labels: കപ്പ, ജീവാമൃതം, ജൈവമിശ്രിതങ്ങള്‍, നാട്ടറിവുകള്‍ പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം. കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക. മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക. ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക. ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക. കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക. മൊസയ്ക്ക്: 10 വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക. ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം.ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം. രീതി: പുകയില-500 ഗ്രാം, തുണി നനയ്ക്കാന്‍ ഉപയോഗിക്കുന്ന ബാര്‍സോപ്പ് 120 ഗ്രാം. പുകയില ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ഒരു ദിവസം ഇട്ടു വെയ്ക്കണം. ഒരു ദിവസത്തിന് ശേഷം അരിച്ചു പുകയില ലായനി എടുക്കുക. സോപ്പ് മൊത്തം ഒരു കോപ്പ ചൂട് വെള്ളത്തില്‍ അലിയിച്ചു പുകയില ലായനിയില്‍ നന്നായി ഇളക്കി യോജിപ്പിക്കണം. ഇതാണ് പുകയില കഷായം. ആവശ്യത്തിനു കഷായം എടുത്തു അതില്‍ 3 4 ഇരട്ടി വെള്ളം കൂടി ചേര്‍ത്ത് വീര്യം കുറക്കണം. എന്നിട്ട് അതിരാവിലെ ഇതു സ്പ്രേ ചെയ്യാമെങ്കില്‍ നല്ലതായിരിക്കും. ചെടികളുടെ ആരോഗ്യം അനുസരിച്ച് വീര്യം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ഡോ. സാലിം അലി പറവകളുടെ കാവല്‍ക്കാരന്‍ ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇരുപത്തി അഞ്ജു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ട മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ. 1914-ല്‍ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം. 1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ്‌ തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂര്‍ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. തട്ടേക്കാട് ഒരു പക്ഷിസങ്കേതമാണെന്ന് തിരിച്ചറിഞ്ഞത് സാലിംഅലിയാണ്. 160 ഇനം പക്ഷികളെ അദ്ദേഹം ഇവിടെ നിന്ന് തിരിച്ചറിഞ്ഞു. ഈ പഠനത്തിന്റെ ഉല്‍പ്പന്നമാണ് "ദി ബേര്‍ഡ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ ഇത് പിന്നീട് പരിഷ്കരിച്ച് "ബേര്‍ഡ്സ് ഓഫ് കേരള" എന്ന പേരില്‍ പ്രസിദ്ധീകരിച്ചു ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്സ് ഇന്ത്യന്‍ ഹില്‍ ബേര്‍ഡ്സ്" തുടങ്ങി 25ലേറെ ഗ്രന്ഥങ്ങള്‍ സാലിംഅലിയുടേതായുണ്ട്. കൂടാതെ നിരവധി ഗവേഷണ പ്രബന്ധങ്ങളും ദി ഫാള്‍ ഓഫ് എ സ്പാരോ ഒരു കുരുവിയുടെ പതനം) അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി. പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. - ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? - കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ? - ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും? - ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്? - വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ? - കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ? “ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” തട്ടേക്കാട് എറണാംകുളം ജില്ലയിലെ കോതമംഗലം താലൂക്കിലാണ്. കോതമംഗലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന് 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന് കോതമംഗലത്തേക്ക് ബസ് സര്‍വീസുണ്ട്. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന് ബസ് സര്‍വീസുണ്ട്. കോതമംഗലത്ത് നിന്ന് തട്ടേക്കാടിനു ബസ്സ് ലഭിക്കും പക്ഷിനിരീക്ഷണത്തിന് വനംവകുപ്പ് തന്നെ ഗൈഡിനെ വിട്ടുതരും. താമസത്തിന് വനംവകുപ്പിന്റെ ഡോര്‍മെട്രികളുമുണ്ട്. സന്ദര്‍ശനത്തിന് മഴക്കാലം ഒഴിവാക്കുകയാണ് നന്ന്. രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഈ പക്ഷിസങ്കേതത്തില്‍ പ്രവേശനം അനുവദിക്കുക. സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987 ജൂലൈ 27 ന് തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു. സാലിം അലിയുടെ പിറന്നാളായ നവംബര്‍ 12 ദേശീയ പക്ഷി പക്ഷി നിരീക്ഷണദിനംആയി ആചരിക്കുന്നു കൊല്ലം:കൈയെത്തി നാളികേരം പറിക്കാവുന്ന തെങ്ങുകള്‍ നിരവധി വികസിപ്പിച്ചിട്ടും കര്‍ഷകരിലേക്ക് എത്തുന്നില്ല. കായംകുളത്തും കാസര്‍കോടുമുള്ള കേന്ദ്ര നാളികേര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒരു ഡസനിലധികം കുറിയ തെങ്ങിനങ്ങള്‍ വികസിപ്പിച്ചിട്ടും വ്യാപകമായ ഉത്പാദനം നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്കാവശ്യമായ തെങ്ങിന്‍ തൈകള്‍ ലഭിക്കുന്നില്ല. വെസ്റ്റ് കോസ്റ്റ് റ്റാള്‍ എന്ന കൊന്ന ത്തെങ്ങുകളായിരുന്നു കേരളത്തിലെ പ്രീയപ്പെട്ട നാടന്‍ തെങ്ങിനം. ഈ നീളക്കാരന്റെ സൗന്ദ്യരം ആസ്വദിക്കാന്‍ അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ കണ്ടാല്‍ മതിയാകും. എന്നാല്‍ നീളക്കൂടുതല്‍ കാരണം തെങ്ങുകയറ്റക്കാര്‍ ഇവയെ തഴയുന്നു. തുടര്‍ന്നാണ് കാഴ്ചയില്‍ കുറിയവരായ ടി ന്ദ ഡി, ഡി ന്ദ ടി, മലൈന്‍ യെല്ലോ, മലൈന്‍ ഓറഞ്ച്, മലൈന്‍ ഗ്രീന്‍, ചാവക്കാട് ഓറഞ്ച് തുടങ്ങിയ കുള്ളന്‍ ഇനങ്ങള്‍ എത്തിയത്. ഇവയില്‍നിന്നും വീണ്ടും സങ്കരം നടത്തിയാണ് കല്പരക്ഷ, കല്പശ്രീ, കേരസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പധേനു, കല്പമിത്ര, കല്പപ്രതിഭ, കല്പതരു, കേരചന്ദ്ര, കല്പസങ്കര തുടങ്ങിയ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചത്. മൂന്നു വര്‍ഷംമുതല്‍ കായ്ച്ചു തുടങ്ങുന്ന ഇവയില്‍ പലതും കൈയെത്തി തേങ്ങയിടാവുന്ന പൊക്കക്കാരാണ്. കല്പശ്രീ, കല്പസങ്കര, കല്പരക്ഷ എന്നിവയാണ് ഇവയിലെ പുതു തലമുറ തെങ്ങുകള്‍. ഇതില്‍ ഏറ്റവും കുറിയത് കല്പശ്രീ തന്നെ. മൂന്നടി പൊക്കമെത്തും മുമ്പേ കുലകുലയായി തേങ്ങ നിറയുന്ന ഇവ വീട്ടുമുറ്റങ്ങള്‍ക്കും അലങ്കാരമാണ്. നഗര പ്രദേശങ്ങളിലാണ് ഇവ ഏറെ പ്രയോജനം. കൊപ്ര കുറവും എണ്ണ കൂടുതലുമാണിതിന്. ഇളനീര്‍ പ്രിയര്‍ക്ക് ഏറെ നല്ലത് കല്പസങ്കരയാണ്. ഇങ്ങനെ വ്യത്യസ്ത ഗുണങ്ങളുള്ള തെങ്ങിന്‍ തൈകളേറെയാണെങ്കിലും പരിമിതമായ ഉത്പാദനം മാത്രമാണ് നടക്കുന്നത്. കാലത്തിന്റെ വികസന കുത്തൊഴുക്കില്‍ നാടിനലങ്കാരമായിരുന്ന കൊന്നത്തെങ്ങുകള്‍ കടപുഴകുമ്പോഴും ജില്ലയില്‍ കേരസമൃദ്ധിക്ക് കുറവില്ലെന്നാണ് കണക്കുകള്‍. കൃഷിഭവന്റെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ മാത്രം 56,675 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷിയുണ്ട്. ഏകദേശം 412 ദശലക്ഷം തെങ്ങുകളാണ് കണക്കുകള്‍ പ്രകാരം ജില്ലയെ അലങ്കരിക്കുന്നത്. കണക്കുകളിങ്ങനെയാണെങ്കിലും ദിനംപ്രതി ജില്ലയുടെ കേരഭംഗി കടപുഴകുകയാണെന്നത് യാഥാര്‍ഥ്യം. വിവധ ആവശ്യങ്ങള്‍ക്കായി മുറിച്ചു മാറ്റപ്പെടുന്നിടങ്ങളില്‍ പുതിയ തെങ്ങുകള്‍ വളരുന്നില്ല. മീറ്ററുകളോളം നീളത്തില്‍ കൊന്നത്തെങ്ങു വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് മടിയായി, കാരണം തെങ്ങില്‍ കയറാനാളില്ല, നാളികേരം വിറ്റാല്‍ വിലയില്ല, വരവും ചെലവും തട്ടിച്ചാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. മുന്നു സെന്റിലും നാലു സെന്റിലുമായി കുടുംബങ്ങള്‍ കൂട്ടുകൂടിയപ്പോള്‍ കൊന്നത്തെങ്ങുകള്‍ പടിക്കു പുറത്തായി. എങ്കിലും കുള്ളന്‍ തെങ്ങുകളുമായി നാളികേര കൃഷി നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ് നാളികേര വികസന ബോര്‍ഡ്. റബ്ബറിന്റെ കടന്നുവരവ് മലയോരങ്ങളില്‍ തെങ്ങുകൃഷിക്കു വില്ലനായി. കാറ്റുവീഴ്ചയും മണ്ഡരിയുമാണ് കൃഷിയെ ഏറെ തളര്‍ത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള രോഗങ്ങളെ അതിജീവിച്ച തെങ്ങുകളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിച്ച് എലൈറ്റ് പാംസ് എന്ന പേരിലുള്ള തൈകള്‍ കരുനാഗപ്പള്ളിയിലെയും അഞ്ചലിലെയും കോക്കനട്ട് ഫാമില്‍ ബോര്‍ഡ് വികസിപ്പിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്നാണ് ഇതിനായി വിത്തുതേങ്ങകള്‍ ശേഖരിക്കുന്നത്. നാളികേരത്തിന് വിലക്കുറവാണെന്ന പ്രശ്‌നം ഒഴിവാക്കാന്‍ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള യൂണീറ്റുകള്‍ക്കു സഹായം നല്‍കുകയും തെങ്ങുകയറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ ജില്ലയില്‍ പരിശീലനം നേടിക്കഴിഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനാല്‍ തെങ്ങുകൃഷി ജില്ലയില്‍ ഭാരമാകില്ലെന്ന് ജില്ലാ കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ സി.ഒ. ഹേമലതയും ഉറപ്പുനല്‍കുന്നു. മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന് 25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും. 'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി. പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത. ഇത് സമൂലം ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് രണ്ടു മുതല്‍ മൂന്നു ഔന്‍സ് വരെ ദിവസം മൂന്നു നേരം ഭക്ഷണത്തിന് മുമ്പ് കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും. ഇല തീയില്‍ ചൂടാക്കി വ്രണങ്ങളില്‍ പതിച്ചു വെച്ചാല്‍ ശമനം കിട്ടും. ഇത് സമൂലം ചതച്ചു കഷായം വെച്ച് കഴിച്ചാല്‍ പനിക്ക് അത്യുത്തമമാണ്. പര്‍പ്പടക പുല്ലു, ചന്ദനം ചുക്ക്, മുത്തങ്ങ കിഴങ്ങ് ഇവ ചതച്ചു കഷായം വെച്ച് ദിവസം രണ്ടു നേരം കഴിച്ചാല്‍ ലൈംഗിക രോഗങ്ങള്‍, പ്രമേഹം, ത്വക് രോഗങ്ങള്‍ മഞ്ഞപിത്തം, ചുമ എന്നിവ ശമിക്കും. ഇതിന്റെ നീര് ദിവസവും മൂന്നു നേരം കഴിച്ചാല്‍ aids രോഗികളില്‍ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും അവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ആര്ത്രൈടിസില്‍ ഇതിന്റെ നീര് ദിവസം രണ്ടു നേരം കഴിച്ചാല്‍ ഫലപ്രദമാണ്. ഇത് ചേര്‍ന്ന ചില യോഗങ്ങള്‍: അമൃതാരിഷ്ടം,അമൃതോത്തരം കഷായം എന്നിവയാണ്. കൂടാതെ ധാരാളം ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമാണ് ചിറ്റ് അമൃത്. ഫാബേസി (Fabaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാ.നാ. സെസ്ബാനിയ ഗ്രാന്റിഫ്ളോറ (Sesbania grandiflora സംസ്കൃതത്തില്‍ അഗസ്തി, അഗസ്തിക, മുനിദ്രുമം, വംഗസേന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. അകത്തിക്ക് പ്രത്യേക പുഷ്പകാലമില്ല. ഫെ.-മാ. മാസങ്ങളില്‍ ഇലയ്ക്കും തണ്ടിനുമിടയിലുള്ള കക്ഷ്യങ്ങളില്‍ നിന്ന് റസിം പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. വെള്ള, ഇളംചുവപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകുന്ന ഇനങ്ങളുമുണ്ട്. പുഷ്പങ്ങള്‍ വലുപ്പം കൂടിയതും ആകര്‍ഷകവുമാണ്. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. ഏകവ്യാസ സമമിത ദ്വിലിംഗിപുഷ്പങ്ങളാണ്. അഞ്ചു ബാഹ്യദളങ്ങള്‍ ചേര്‍ന്ന സംയുക്ത ബാഹ്യദളപുടത്തിന് രണ്ടോ അഞ്ചോ കര്‍ണങ്ങളുണ്ടായിരിക്കും. ദളപുടത്തില്‍ സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളുണ്ട്; ഒരു പതാക ദളവും (standard petal) രണ്ടു പക്ഷ ദളങ്ങളും (wing petals) രണ്ടു പോതക ദളങ്ങ(keel petals)ളും പത്തു കേസരങ്ങളുമുണ്ട്. കേസരങ്ങളില്‍ ഒമ്പതെണ്ണം ഒരു കറ്റയായും ഒരെണ്ണം സ്വതന്ത്രമായും കാണപ്പെടുന്നു. ഒറ്റ അറമാത്രമുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിന്. മുരിങ്ങക്കായ് പോലുള്ള കായയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഒരു കായയില്‍ 15-50 വിത്തുകളുണ്ടാവും. അകത്തിയുടെ മരത്തൊലിയില്‍ ടാനിന്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്ളം വേര്‍തിരിച്ചെടുത്തിട്ടുണ്ട്. തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ക്കെട്ടും മാറാന്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. അകത്തിയുടെ ഇലയും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കുന്നു. അകത്തിയുടെ മരത്തൊലിയില്‍ ടാനില്‍, രക്തവര്‍ണമുള്ള പശ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലയില്‍ മാംസ്യം, കാല്‍സ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങള്‍ എന്നിവയും പുഷ്പങ്ങളില്‍ ബി, സി, ജീവകങ്ങള്‍ എന്നിവയും വിത്തില്‍ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിത്തില്‍ നിന്ന് ഒലിയാനോലിക് അമ്‌ളം വേര്‍ തിരിച്ചെടുത്തിട്ടുണ്ട്. തൊലി, ഇല, പുഷ്പം, ഇളം കായ്കള്‍ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീര്‍ ക്കെട്ടും മാറാല്‍ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യില്‍ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങള്‍ക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാല്‍ ചേര്‍ ത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളില്‍ ലേപനം ചെയ്താല്‍ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുണ്ണ്(കുടല്‍‌പ്പൂണ്ണ്,ആകാരം),ഉഷ്ണ രോഗങ്ങള്‍ മാറുന്നത്തിന് ഉപയോഗിക്കുന്നു. ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക് ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്. എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത് അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു ജീരകം കൃഷി ചെയ്യാന്‍ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളില്‍ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാണ് ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്. പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ് ഔഷധയി ഉപയോഗിക്കുന്നു അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് ഒരു കാല്‍ ഞൊണ്ടി. Labels: ഒരു കാല്‍ ഞൊണ്ടി, ഔഷധസസ്യങ്ങള്‍ ബ്രാസ്സികാകെ സസ്യകുടുംബത്തില്‍ ‍പ്പെട്ട പച്ചക്കറിവിളയാണ് ശല്ഗം (മധുരമുള്ളങ്കി) ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു. റോമന്‍ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതില്‍ നിന്നും, അതില്‍ മുമ്പേ മധുരമുള്ളങ്കി കൃഷിചെയ്യാന്‍ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാല്‍ ഡാനിയല്‍ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങള്‍ പറയുന്നത് മധുരമുള്ളങ്കിയുടെ ഉല്‍ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ മധുരമുള്ളങ്കിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു. കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക്‌ സഹായകമാണ് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല. കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത് 1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്. 2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്. 3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. 4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു. അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ് വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും. ഔഷധ യോഗ്യമായ ഭാഗങ്ങള്‍ :വേര്, ഇല, പൂവ്, കായ. കാട്ടുജീരകത്തെ സംസ്കൃതത്തില്‍ സോമരാജി എന്നും ഹിന്ദിയില്‍ ബന്‍‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികില്‍സക്കെന്നു സൂചിപ്പിക്കുന്നു. നേരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയില്‍ 1500 മീറ്റര്‍‌ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്. ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളര്‍‌ത്താം. കര്‍പ്പൂരതുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷദത്തിനായി ഉപയോഗിക്കുന്നു ജലദോഷം,ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമം ഇംഗ്ലീഷില്‍ ഇതിനെ ആഫ്രിക്കന്‍ ബ്ലു ബാസില്‍ എന്ന് വിളിക്കുന്നു കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ് ആഫ്രിക്കന് രാജ്യങ്ങള് ഇന്ത്യ പാക്കിസ്ഥാന് ശ്രിലങ്ക യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ആഫ്രിക്കയില് ഇതിന്‍റെ ഇല ഭക്ഷണപദാര്‍ത്ഥമായും ഉപയോഗിക്കുന്നു ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. 50 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏക വര്‍ഷ ഓഷധിയാണ്. കുറശ്ശാണിയുടെ ശാസ്ത്രീയ നാമം “Hyoscyamus niger “എന്നാണ്. Solanaceae കുടുംബത്തിലെ ഒരു അംഗമാണിത്. യൂറോപ്പാണ് ഇതിന്‍റെ ജന്മദേശം ഏഷ്യന്‍ രാജ്യങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്നു ഇന്ത്യയില്‍ ഇപ്പോള്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, നീലഗിരി എന്നിവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു പഴങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെ ഇതു നട്ടു വളര്‍ത്താന്‍ ആരംഭിച്ചു. ഇത് ഒരു ഔഷദ സസ്യം ആണ് ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്. പാലക്കാടന്‍ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയില്‍ കണ്ടുവരുന്ന സസ്യമാണ്‌ മഹാളി(Utleria salicifolia പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേര്‍ത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. നെല്ലിയാമ്പതി വനങ്ങളില്‍ അറുനൂറുമുതല്‍ ആയിരത്തി അഞ്ഞൂറു മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി. ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തില്‍ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. മഹാളി അത്യപൂര്‍വ്വവും നാശോന്മുഖവുമായ സസ്യമായതിനാല്‍ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയില്‍(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകള്‍ക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. ടി. ബി. ജി.ആര്‍. ഐ ഇതിനകം തന്നെ ടിഷ്യുകള്‍ച്ചര്‍ മുതലായ ജൈവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളര്‍ത്താം എന്നു കരുതുന്നു. ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ് ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌ സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം. വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്. ഒരു ആയൂര്‍‌വേദ ഔഷധസസ്യമാണ്‌ ചെറൂള ശാസ്ത്രീയ നാമം:Aerva Lanata ഏര്‍വ ലനേറ്റ (ജസ് ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം.രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്. ശാസ്‌ത്രീയ നാമം: ഏര്‍വ ലനേറ്റ സംസ്കൃതത്തില്‍ ഭദ്ര ഭദൃക ഹിന്ദുക്കള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു. പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്‌. ഇത് ലിലിയാസീ എന്ന സസ്യകുടുംബത്തില്‍‍ പെടുന്നു കേരളത്തിലെ വെളുത്തുള്ളി കൃഷി മറയൂരിനടുത്തുള്ള വട്ടവട ഗ്രാമത്തിലാണ്‌. ഭാരതത്തില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍ ,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷിചെയ്യുന്നു വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റര്‍വരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകള്‍ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകള്‍ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തില്‍ പൂക്കള്‍ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബാല്‍ബാകൃതിയിലാണെങ്കിലും ഉള്ളില്‍ നേര്‍ത്ത സ്തരങ്ങളില്‍ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട് വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി അല്ലെങ്കില്‍ ആനയടിയന്‍. ഇംഗ്ലീഷ്: prickly leaved elephants foot. ശാസ്ത്രീയ നാമം എലെഫെന്‍റോപ്സ് സ്കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ് ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ ആനച്ചുവടി (ആനയടിയന്‍) എന്ന പേര്‍ ലഭിച്ചു. ഇതേ കാരണത്താല്‍ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീന്‍ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തില്‍ ഗോജിഹ്വാ( പശുവിന്‍റെ നാക്ക് പോലിരിക്കുന്നതിനാല്‍ ഗോഭി, ഖരപര്‍ണ്ണിനി എന്നും ഹിന്ദിയില്‍ ഗോഭി എന്നുമാണ് പേര്. തമിഴില്‍ യാനനശ്ശുവടി എന്നുമാണ്. കേരളത്തില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക്.ആവണക്ക് മൂന്നു വിധമുണ്ട് വെളുപ്പ് വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം) ചെറുത് ചുവപ്പ് കറുപ്പ് ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവില്‍ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം മുലപ്പാല്‍ വര്‍ദ്ധിക്കുവാന്‍ കാമില വിരേചനൌഷധം, നേത്ര രോഗങ്ങള്‍, തലയിലെ ത്വക് രോഗങ്ങള്‍, ആര്‍ത്തവ സമ്പന്ധ വേദന, വാത സമ്പന്ധ വേദന എന്നിവയ്ക്ക് ഔഷധ മായി ഉപയോഗിക്കുന്നു അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ്‌ വിശ്വാസം അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം. കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌ ദക്ഷിണേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടൂതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്. വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാല്‍ തനിവിളയെക്കാള്‍ മിശ്രവിളയായിട്ടാണ്‌ കേരളത്തില്‍ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതില്‍ ആണ്‍ മരവും പെണ്‍ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍ മരമാണ്‌ ആണ്‍ മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്. Labels: ഔഷധ സസ്യങ്ങള്‍, ജാതിക്ക (ജാതി) 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. അവസരങ്ങൾ ലഭിക്കാത്തതിൽ ക്ഷുഭിതനായി ബാഴ്‌സ സൂപ്പർ താരം Goal Malayalam Sports അവസരങ്ങൾ ലഭിക്കാത്തതിൽ ക്ഷുഭിതനായി ബാഴ്‌സ സൂപ്പർ താരം Goal Malayalam Sports അവസരങ്ങൾ ലഭിക്കാത്തതിൽ ക്ഷുഭിതനായി ബാഴ്‌സ സൂപ്പർ താരം. അവസരങ്ങൾ ലഭിക്കാത്തതിൽ ക്ഷുഭിതനായി ബാഴ്‌സ സൂപ്പർ താരം. റൊണാൾഡ്‌ കൂമാനു കീഴിൽ ബാഴ്‌സലോണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആരാധകരെയും ഫുട്‌ബോൾ ലോകത്തെയും ഒരു പോലെ സന്തോഷിപ്പിക്കുന്ന രീതിയിലാണ് ബാഴ്‌സയുടെ നിലവിലെ പ്രകടനം. ക്ലബ്ബിന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ടീം കളിക്കുമ്പോൾ, കൂമാനു മുന്നിൽ ഇപ്പോഴും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. കഴിഞ്ഞ സമ്മറിൽ ജുവെന്റ്‌സ്സിൽ നിന്നും 52 മില്യൺ പൗണ്ടിന് ബാഴ്സയിലെത്തിയ മിറലേം പ്യാനിചിന്, കൂമാൻ ടീമിൽ അവസരങ്ങൾ നൽകുന്നില്ല. ബോസ്നിയൻ താരമായ പ്യാനിച്ചിന് ബാഴ്സയിൽ അത്ര നല്ല തുടക്കമൊന്നുമല്ല ലഭിച്ചത്. ഫ്രഞ്ച് ഫുട്‌ബോൾ ടി.വി ഷോയായ ടെലിഫുട്ടിനോട് താരം സംഭവത്തെ കുറിച്ചു പറഞ്ഞതിങ്ങനെ: “ഞാൻ കളിച്ച എല്ലാ ക്ലബ്ബിനു വേണ്ടിയും എല്ലാ പരിശീലകരുടെ കീഴിലും ഞാൻ കളിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു അവസ്ഥയെ ഞാൻ ഞാൻ ആദ്യമായിട്ടാണ് നേരിടുന്നത്. ഹ, ഇത് പ്രയാസകരമാണ്, ഞാൻ അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്നു.” “ഞാൻ എന്തുകൊണ്ട് കളിക്കാതെയിരിക്കുന്നു എന്നുള്ളതിന്റെ കൃത്യമായ കാരണമെന്താണെന്നു എനിക്ക് അറിയില്ല. ഞാൻ പരിശീലനം നടത്തുന്നുണ്ട്. പിന്നെ നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇവിടെയെടുക്കുന്ന തീരുമാനങ്ങളെ ബഹുമാനിക്കണം. എനിക്ക് എന്റേതായൊരു സ്ഥാനം കണ്ടെത്തിയേതീരു.” “ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാകാൻ”… വിനീഷ്യസ് ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ് മികച്ച വിജയവുമായി… കഴിഞ്ഞ സീസണിൽ മൗറീശ്യോ സാറിക്കു കീഴിൽ താരം സെൻട്രൽ മിഡ്ഫീൽഡറായിട്ടാണ് കളിച്ചിരുന്നത്. പക്ഷെ താരസമ്പന്നമായ ബാഴ്സയിൽ താരത്തിന് തന്റെ പൊസിഷനിൽ വ്യക്തമായൊരു ആധിപത്യം നേടിയെടുക്കാൻ ഇതു വരെയും സാധിച്ചിട്ടില്ല. ഡിഫെൻസിവ് മിഡ്ഫീൽഡർമാരായ ഫ്രങ്കി ഡി ജോങ്ങും, സെർജിയോ ബുസ്ക്കെറ്റ്സും ആ പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ അറ്റാക്കികിംഗ് മിഡ്ഫീൽഫിഡർമാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബാഴ്സയ്ക്ക്. ക്ലബ്ബ് ഇതിഹാസമായ ലയണൽ മെസ്സിയും പിന്നെ ഗ്രീസ്മാൻ, കുട്ടീന്യോ, ബാഴ്‌സയുടെ യുവ പ്രതിഭയായ പെഡ്രിയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായി കളിക്കുന്നതും നാം കണ്ടതാണല്ലോ. കൂടാതെ ലാ മാസിയയിൽ നിന്നും റിക്വി പ്യൂജ്ജിന്റെയും ഇലായ്സ്സ് മോറിബയുടെയും വരവോട് കൂടി ബാഴ്‌സയുടെ മധ്യനിര ശക്തമായിരിക്കുകയാണ്. ഈ സീസണിൽ ബാഴ്‌സ കളിച്ച എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും താരം ഇറങ്ങിയിരുന്നു. അതു കൊണ്ട് തന്നെ പി.എസ്.ജിക്കെതിരായ ബാഴ്‌സയുടെ അടുത്ത മത്സരത്തിൽ താരം ഇറങ്ങിയെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കിന്നത്. ഈ വരുന്ന ചൊവ്വാഴ്ച ക്യാമ്പ് നൗലാണ് മത്സരം നടക്കുന്നത്. 30കാരനായ താരത്തിന് ഇനിയും അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരു പക്ഷെ ഈ വരുന്ന സമ്മറിൽ താരം മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറിയേക്കും. അരവിന്ദ് സുബ്രമണ്യം, അരവിന്ദ് പനാഗരിയ, രഘുറാം രാജന്‍. ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ സമ്പദ്ഘടനയെ നേരിട്ട് നിയന്ത്രിച്ചിരുന്ന വ്യക്തികളാണ്. അരവിന്ദ് സുബ്രമണ്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. അരവിന്ദ് പനാഗരിയ നിതി ആയോഗിന്‍റെ വൈസ് ചെയര്‍പേഴ്സണും, രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണറുമായിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഈ മൂന്ന് സാമ്പത്തിക വിദഗ്ധര്‍ക്കും തങ്ങളുടെ സ്ഥാനമൊഴിഞ്ഞ് യു.എസിലേക്ക് മടങ്ങേണ്ടി വന്നു. ഇവര്‍ മൂവരും യുഎസിലെ വിലമതിക്കാനാകാത്ത പ്രഫഷണലുകളാണ്. ഇവരില്‍ അവസാനം സ്ഥാനമൊഴിഞ്ഞത് അരവിന്ദ് സുബ്രമണ്യമായിരുന്നു. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ട് സ്ഥാനമെഴിയുന്നു എന്നാണ് അദ്ദേഹം രാജിയെക്കുറിച്ച് പറഞ്ഞത്. കൊളംബിയന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി പോകുന്നുവെന്ന് പറഞ്ഞാണ് അരവിന്ദ് പനാഗരിയ രാജി സമര്‍പ്പിച്ചത്. 2016 സെപ്റ്റംബറിലാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രമണ്യം കൂടി രാജിവച്ചതോടെ എന്‍ഡിഎ സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളോടുളള വിയോജിപ്പ് കാരണമാണ് വിദഗ്ധര്‍ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി രാജി വയ്ക്കുന്നതെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ട് വന്നിരിക്കുന്നു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെ രാജിവച്ച് അരവിന്ദ് സുബ്രമണ്യം 2014 ഒക്ടോബര്‍ 16 നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രമണ്യം സ്ഥാനമേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. 2017 ല്‍ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടുകയായിരുന്നു അദ്ദേഹം യു.എസിലേക്ക് മടങ്ങിപ്പോകുന്നു. കുടുംബത്തോടൊപ്പം സമയ ചിലവിടാണ് മടക്കം. കാരണം വ്യക്തിപരമാണെങ്കിലും പ്രാധാന്യമേറിയതാണ്. അദ്ദേഹത്തിന്‍റെ അസാന്നിധ്യം എനിക്ക് നഷ്ടമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ" അരവിന്ദ് സുബ്രമണ്യത്തിന്‍റെ രാജിക്കാര്യത്തെപ്പറ്റി ധനമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു. ധനമന്ത്രി തന്‍റെ ബ്ലോഗിലൂടെയാണ് അരവിന്ദിന്‍റെ രാജിക്കാര്യം പുറത്ത് വിട്ടത്. വീ‍ഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിക്കാര്യം ധനമന്ത്രിയെ അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് രാജിക്കാര്യം സര്‍ക്കാരിനെ അറിയിക്കുന്നത്. നോട്ട് നിരോധന കാലത്തും ജിഎസ്ടി നടപ്പാക്കിയപ്പോഴും അരവിന്ദായിരുന്നു സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. നോട്ട് നിരോധനത്തെ സംബന്ധിച്ചുളള ചോദ്യങ്ങളോട് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുകയാണ്. ചില സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് പോലെ നോട്ട് നിരോധനം സര്‍ക്കാരിന്‍റെ തെറ്റായ തീരുമാനമായിരുന്നോ? എന്ന ഹിന്ദുസ്ഥാന്‍ ടൈംസ് പത്രപ്രവര്‍ത്തകന്‍റെ ചോദ്യത്തോട് അദ്ദോഹത്തിന്‍റെ പ്രതികരണമിതായിരുന്നു. "ഞാന്‍ മറ്റുളളവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറല്ല. ആ ചോദ്യത്തിന് മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല". നോട്ട് നിരോധനത്തിന് മുന്‍പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് അഭിപ്രായം ചോദിച്ചിരുന്നോയെന്നതിന് ഇന്നും ഔദ്യോഗികമായോ അല്ലാതെയോ ഒരു മറുപടിയും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ലഭ്യമല്ല. അദ്ദേഹം തന്‍റെ ഗവേഷണ പരിപാടികളും എഴുത്തുമായി വാഷിംഗ്ടൺ ഡിസിയിലെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിലേക്ക് ചേക്കേറിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യോജനാ ഭവനില്‍ നിന്ന് കൊളംബിയന്‍ സര്‍വ്വകലാശാലയിലേക്ക് മടങ്ങിയ പനാഗരിയ നെഹ്റൂവിയന്‍ സോഷ്യലിസത്തിന്‍റെ ഇന്ത്യയുടെ വികസനത്തിനായി നയരൂപീകരണം നടത്തിയിരുന്ന ആസൂത്രണ കമ്മീഷനെ ഉടച്ചുവാര്‍ത്താണ് എന്‍ഡിഎ സര്‍ക്കാര്‍ നിതി ആയോഗ് സ്ഥാപിച്ചത്. 2015 നിലവില്‍ വന്ന നിതി ആയോഗിന്‍റെ ആദ്യ വൈസ് ചെയര്‍മാനായിരുന്നു അരവിന്ദ് പനാഗരിയ. രണ്ടര വര്‍ഷത്തിന് ശേഷം 2017 ആഗസ്റ്റ് 31 ന് അദ്ദേഹം തല്‍സ്ഥാനം രാജിവച്ചു. നിതി ആയോഗിന്‍റെ ആസ്ഥാനമായ യോജനാ ഭവനില്‍ നിന്ന് തന്‍റെ പഴയ തട്ടകമായ കൊളംബിയന്‍ സര്‍വ്വകലാശാലയിലേക്കായിരുന്നു മടക്കം. കൊളംബിയന്‍ സര്‍വ്വകലാശാലയിലെ പെളിറ്റിക്കല്‍ ഇക്കണോമിക്സ് വിഭാഗം അദ്ധ്യപകനായിരുന്ന അദ്ദേഹം രാജിക്ക് ശേഷം അവിടേക്ക് തന്നെ മടങ്ങി. കൊളംബിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപന ജീവിതത്തിലേക്ക് മടങ്ങേണ്ടതിനാല്‍ രാജിവയ്ക്കുന്നുവെന്നാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. നിതി ആയോഗിന്‍റെ ആദ്യ വൈസ് ചെയര്‍മാനായ അദ്ദേഹത്തിന് വെറും രണ്ടര വര്‍ഷം മാത്രമേ ആ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞൊള്ളൂ. നിതി ആയോഗില്‍ രൂപപ്പെട്ട സമാന്തര അധികാര കേന്ദ്രങ്ങളും ആര്‍ എസ്സ് എസ്സിന് പനാഗരിയയുടെ നയങ്ങളോടും തീരുമാനങ്ങളോടും ഉണ്ടായിരുന്ന എതിര്‍പ്പുമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിതി ആയോഗ് വൈസ് ചെയര്‍മാന്‍ പദവി ക്യാബിനറ്റ് റാങ്കിന് തുല്യമായിട്ടും അദ്ദേഹത്തെ ക്യാബിനറ്റ് യോഗങ്ങള്‍ക്ക് ക്ഷണിക്കാതിരുന്നതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഷ്യന്‍ ഡെവലപ്പ്മെന്‍റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റായിരുന്ന പനാഗരിയ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുളള വ്യക്തി കൂടിയാണ്. എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത സ്ഥാനത്ത് നിന്ന് ആദ്യം പുറത്ത് പോയ സാമ്പത്തിക വിദഗ്ധനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍. റിസര്‍വ് ബാങ്കിന്‍റെ 23 മത് ഗവര്‍ണറായിരുന്നു അദ്ദേഹം. 2016 സെപ്റ്റംബര്‍ നാലിന് മൂന്ന് വര്‍ഷം ഗവര്‍ണര്‍ പദവി പൂര്‍ത്തിയാക്കിയ രാജനും യു.എസ്സിലേക്ക് തന്നെ മടങ്ങുകയായിരുന്നു. യു.എസ്സിലെ ചിക്കാഗോ സര്‍വ്വകലാശാലയിലേക്കാണ് അദ്ദേഹം മടങ്ങിയത്. ഇപ്പോള്‍ സര്‍വ്വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസ്സിലെ ധനകാര്യ വിഭാഗം പ്രഫസറാണ്. അദ്ദേഹം പദവി ഒഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത് ഒട്ടും ആലോചനയില്ലാതെ സ്വീകരിച്ച നടപടി"യെന്നാണ് രഘുറാം രാജന്‍ നോട്ട് നിരോധനത്തെപ്പറ്റിയുളള ചോദ്യങ്ങളോട് പ്രതികരിച്ചത്. 1991 ന് ശേഷം അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാതെ പദവിയെഴിഞ്ഞ രണ്ടാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു രഘുറാം രാജന്‍. എന്ന് സുബ്രമണ്യം സ്വാമി അടക്കമുളള ബിജെപി നേതാക്കള്‍ രഘുറാം രാജനെതിരായി ആക്ഷേപമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അധികാരമേറ്റ രാജനോട് എന്‍ഡിഎ സര്‍ക്കാരിന് അതൃപ്തിയുണ്ടായിരുന്നു എന്നതിന് തെളിവായിരുന്നു അദ്ദേഹത്തിന് എതിരായി ഉയര്‍ന്ന പ്രചാരണങ്ങള്‍. അന്താരാഷ്ട്ര നാണയ നിധി മുന്‍ ചീഫ് ഇക്കണോമിസ്റ്റായിരുന്ന അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ക്ക് അന്താരാഷ്ട്ര വേദികളില്‍ വലിയ സ്വാധീനമുണ്ട്. ലണ്ടന്‍ ആസ്ഥാനമായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായി അദ്ദേഹത്തെ പരിഗണിക്കുന്നതായി അടുത്തകാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം സ്ഥാനമൊഴിഞ്ഞതിലെ പ്രതികരണമെന്തെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സൂര്‍ജാവാലയുടെ പ്രതികരണമായിരുന്നു ഇത്. രഘുറാം രാജനും, അരവിന്ദ് പനാഗരിയയ്ക്കും ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിന്‍റെ രാജിയില്‍ അതിശയമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി സര്‍ക്കാരിന്‍റെ നയങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ക്കെല്ലാം നിരാശ ബാധിച്ചിരിക്കുന്നവെന്നായിരുന്നു സൂര്‍ജാവാലയുടെ ഇത് സംബന്ധിച്ച ട്വിറ്ററിലൂടെയുളള പ്രതികരണം. കോണ്‍ഗ്രസ്സിന്‍റെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന നോതാവാണ് സൂര്‍ജാവാല. Reliance Capital റിലയൻസ് കാപ്പിറ്റലിനെതിരെ പാപ്പരത്ത നടപടികൾ തുടങ്ങി, അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി LIC സ്വകാര്യ ബാങ്കിൽ കൂടുതൽ ഓഹരി വാങ്ങാൻ എൽഐസിക്ക് റിസർവ് ബാങ്കിന്റെ അനുമതി Stock Market നേട്ടം നിലനിർത്താനാകാതെ നിഫ്റ്റി, നില മെച്ചപ്പെടുത്തി സെൻസെക്സ് GST Amnesty Scheme: ആംനെസ്റ്റി പദ്ധതി-2021: നവംബർ 30 വരെ ഓപ്ഷൻ സമർപ്പിക്കാം Startup India Grant Challenge സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ 15 ലക്ഷം നേടി മലയാളികളുടെ സംരംഭം Kerala Rain സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ഉടൻ;മുല്ലപ്പെരിയാർ 142 അടിയായി Ballon d'Or 2021: മഴവില്ലഴകിൽ 'ഗോട്ട്' മെസി;ബാലൻ ഡി ഓർ പുരസ്കാരം നേടി ലോകത്തിന്റെ നെറുകയിൽ, അലക്സിയ വനിതാ താരം Mofia Suicide: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്, കോടതി ഇന്ന് പരിഗണിക്കും R Hari Kumar: ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കൈപിടിച്ച് കൊണ്ടുവന്ന ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിലെ ഇന്ത്യയുടെ സാമ്പത്തിക മന്ത്രിയായ, വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച, ഇപ്പോഴത്തെ “വില കൂടിയ“ പ്രധാനമന്ത്രി ശ്രീമാന്‍ മന്മോഹന്‍ സിഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് ലോകത്തിലെ ഒരു കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല ഉറപ്പ് പോയിട്ട് ഒട്ടുമിക്കവര്‍ക്കും അറിയാത്ത അന്നത്തെ സാഹചര്യത്തിനുസരിച്ച് "ഒരു വിലയുമില്ലാത്ത" എന്നാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും "വിലകൂടിയ"സാക്ഷാല്‍ മന്മോഹന്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ചന്ദ്ര, ശുക്ര, സൂര്യ ചലനങ്ങളേയും തകിടം മറിച്ച് കൊണ്ടാണ്. കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ ആരാണ് അടുത്ത പ്രധാന മന്ത്രി? എന്ന് കവടി നിരത്തി, വാരഫലം നോക്കി, ഇന്ത്യയിലെ സകലമാന ജ്യോതിഷികളും ആള്‍ ദൈവ കോമരങ്ങളും തലപുകഞ്ഞാടി.അതിന്റെ ഫലമായി ഇന്ത്യയുടെ വില കൂടിയ മന്ത്രി പദം സോണിയാജിക്കും മകനും എന്തിനേറെ അറക്കല്‍ കുര്യച്ചനും വരെ വീതിച്ചു കൊടുത്തു കൊണ്ടേയിരുന്നു ജ്യോതിഷ് പണ്ഡിറ്റുകള്‍!! കുഴിമാടത്തിലേക്ക് ഇന്നോ നാളെയോ പോകാന്‍ തയ്യാറായി കട്ടിലില്‍ കിടക്കുന്ന 90 കഴിഞ്ഞ അപ്പൂപ്പനും, ഉമ്മറത്ത് രാമനാമം ജപിച്ചു ദിനം കഴിച്ചു കൂട്ടുന്ന അമ്മൂമ്മയ്ക്കും വരെ വാഹനയോഗം, മംഗല്യ ഭാഗ്യം എന്ന്‍ തട്ടി വിടുന്ന നക്ഷത്ര വാരഫലക്കാര്‍ സത്യത്തില്‍ ചെയ്യുന്ന പണിയുടെ പേരെന്താണ്? എല്ലാറ്റിന്റെയും വാലില്‍ "ശാസ്ത്രം" എന്ന് ഒട്ടിച്ച് വെച്ച് "ഒട്ടുമാവ്" പോലെയാക്കുന്ന ഇത്തരം പകല്‍ക്കൊള്ള തിരിച്ചറിയാതെ പോകുന്നു.സിഗരറ്റിന്റെ പേക്കറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ 'പുക വലിക്കരുത് ക്യാന്‍സര്‍ പിടിപെടുമെന്നു' എഴുതിയത് വിശ്വസിക്കാന്‍ ആളില്ലാതായി. മറിച്ച് നാലടി മുന്നോട്ട് പോയാല്‍ എട്ടടി മൂര്‍ഖന്‍ കൊത്തുമെന്നു വിവരദോഷികള്‍ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ഭക്തജനലക്ഷങ്ങള്‍!! വാ പൊളിക്കാന്‍ വട്ടന്മാരുള്ളടത്തോളം കാലം സുന്ദരിയെ വിറ്റ് ഞാന്‍ സുന്ദരനാകും ഭാവിയും ഭൂതവും പത്തിന്റെ ഗാന്ധി നോട്ടില്‍ ഒതുക്കുന്ന സമൂഹമേ, അതിന്റെ കൂടെ ഒരു ആയിരം പത്തിന്റെ ഗാന്ധി നോട്ടുകള്‍ എന്റെ വക തരാം,താഴെ കാണുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് വല്ല പരിഹാരവുമുണ്ടാക്വോ ആവോ? ഇനി ഇന്ത്യയില്‍ സുനാമി എപ്പോഴാണുണ്ടാകുക? വര്‍ഗീയ ലഹള എപ്പോഴാണുണ്ടാകുക? മുല്ലപ്പെരിയാര്‍ ഏതു കൊല്ലം തകരും? ദാവൂദ് ഇബ്രാഹിമിനെ അടുത്തെങ്ങാനും പിടിക്ക്യോ? പോട്ടെ, എല്ലാം പോട്ടെ, മദ്യം കേരളത്തില്‍ നിരോധിക്ക്യോ?കേവലം കല്യാണം കഴിക്കാന്‍ പോകുന്നവരുടെ ജ്യോതിഷം മാത്രമാണോ ചന്ദ്ര ശുക്ര സൂര്യ ങ്ങളില്‍ കൂടി കണ്ടെത്താന്‍ പറ്റൂ എന്നുണ്ടോ? പണിക്കരുടേയും,തങ്ങളുടേയും വീട്ടുപടിക്കല്‍ ഭാവിയും ഭൂതവുമറിയാന്‍ കാവല്‍ നിന്ന ഭക്തജനകോടികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് നമ്മുടെ നേരുകള്‍ മാത്രം പറയും നെറികേട് പറയില്ല എന്നൊക്കെ വീമ്പു പറയുന്ന ചാനലുകളില്‍ ലൈവ് ഷോയും ഉറുക്കും ഏലസ്സും ഫ്രീ ഡെലിവറിയും വരെ ഉമ്മറത്ത് ഉറുക്കുകള്‍ എത്തിച്ച് തരാന്‍ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്. അരയിലും കഴുത്തിലും കയ്യിലും ഉറുക്കും ഏലസ്സും കെട്ടിത്തൂക്കി ഉള്ളാളത്തെ നേര്‍ച്ചക്കുള്ള ആടിനെ പോലെ നടക്കുന്നവര്‍ക്ക് ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു കാലത്ത് ഇന്ത്യയിലെ മൊത്തം മാപ്പിളമാരുടെയും കഴുത്തിലെ ഉറുക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ "ഉറുക്ക്" സ്നേഹികളുടെ കണ്ണിലുണ്ണിയായിരുന്ന ക്രിക്കറ്റ് താരം സാക്ഷാല്‍ 'അസഹറുദ്ധീന്‍' ആണെന്ന കാര്യത്തില്‍ മാഫി സംശയം!!ചിലരുടെ വിശ്വാസം അങ്ങനെയാണ് പ്ലാസ്റ്റിക്ക് പോലെ എങ്ങനേയും വളയും എങ്ങനേയും ഉരുക്കി ഏതു പരുവത്തിലുമാക്കാം ഉറുക്ക് പോലെ. ഉറുക്ക് ഏലസ്സ് എന്നിവ ചിലര്‍ക്ക് ഫാഷനാണ് മറ്റു ചിലര്‍ക്ക് ആത്മീയ ചികിത്സയാണ് എനിക്ക് രണ്ടുമല്ലാത്ത ശുദ്ധ തട്ടിപ്പാണ്.സാധാരണയായി ഉറുക്ക് വ്യാപാരവും വ്യവസായവും ഉപയോഗവും കണ്ട് വരുന്നത് ഞാനടക്കമുള്ള മാപ്പിള സമൂഹത്തിലാണ്.ഹൈന്ദവ നസ്രാണി മജൂസി വിഭാഗങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും പേരുകളിലും 'ഉറുക്ക്, ഏലസ്സ്' സര്‍വ്വ സാധാരണയായിട്ടുണ്ട്. ലോകത്ത് സമ്പൂര്‍ണ്ണ മതേതരത്വം നിലനില്‍ക്കുന്ന മേഖലയാണ് ഉറുക്ക്, ഏലസ്സ്, ചരട്, തന്ത്ര, മന്ത്ര പരിപാടികള്‍ അറബിക് മാന്ത്രിക ഏലസ്സ് ധരിക്കാന്‍ ഹൈന്ദവനും കുബേര്‍ കുഞ്ചി ധരിക്കാന്‍ മാപ്പിള നസ്രാണിയും കൈകോര്‍ക്കുന്ന ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരി പോലെയുള്ള ഇന്ത്യ!! ലോകത്തിലെ മൊത്തം അറബിക് മാന്ത്രികവും ഉറുക്ക്, ഏലസ്സ്, ചരട് വ്യവസായത്തിന്റെ മൊത്ത കച്ചവടക്കാരായ 'മഹാപിള്ളയായ' മാപ്പിള വിഭാഗത്തിന്റെ മത ഗ്രന്ഥങ്ങളില്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായിട്ടാണ് കാണുന്നത്. പിന്നെ എങ്ങനെ ഇതിന്റെ മൊത്തക്കച്ചവടക്കാര്‍ മാപ്പിള വിഭാഗത്തിന്റെ കൈവെള്ളയിലൊതുങ്ങി എന്ന്‍ ചോദിച്ചാല്‍ 'മദ്യം വിഷമാണ്‌' എന്ന്‍ പ്രചരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഭക്തന്മാര്‍ 'മദ്യ രാജക്കന്മാരായത്' പോലെയാണെന്ന് ചുരുക്കം!! ഉദ്ദിഷ്ടകാര്യം സാധിക്കാന്‍, രോഗം മാറാന്‍ എന്നിവയാണ് സാധാരണ ഉറുക്കും ഏലസ്സും ധരിക്കുന്നവര്‍ ഉദ്ദേശിക്കുന്നത്."നന്മ വരുത്താനും തിന്മ തടുക്കാനും ദൈവത്തിനു മാത്രമേ സാധിക്കൂ" എന്ന്‍ കാക്കത്തൊള്ളായിരം വട്ടം ഉരുവിടുന്ന മാപ്പിള സമൂഹമാണ് ഇത്തരം മാരണങ്ങള്‍ കഴുത്തിലും, കാണാന്‍ പറ്റാത്ത പല സ്ഥലത്തും കെട്ടിത്തൂക്കി നടക്കുന്നത് എന്ന്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് നടേശ സ്വമിജിയുടെ ബര്‍ക്കത്തുള്ള മൊഞ്ചുള്ള പിരിശ മാക്കപ്പെട്ട മുഖമാണ്!! എനി 10 കൊല്ലത്തിനുള്ളില്‍ എത്ര വരെ ഡീസലിനും മറ്റും വിലകൂട്ടും എന്ന് കവടി നിരത്തി വാരഫലം നോക്കി ജ്യോതിഷ് പണ്ഡിറ്റുകള്‍ക്ക് പ്രവചിക്കാന്‍ പറ്റുമെങ്കില്‍ ആ കര്‍മ്മം എത്രയും പെട്ടെന്ന്‍ പ്രവചിച്ച് എല്ലാ ഹര്‍ത്താലും ഒരു മിച്ച് അഘോഷിക്കാന്‍ നമ്മള്‍ കേരളാ ജനകോടികള്‍ക്ക് അവസരമുണ്ടാക്കണ മെന്ന് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യുന്നു. വല്ലതും നടക്കോ പണിക്കരമ്മാവാ? ഹ ഹാ ഞാനും വാരഫലം വായിക്കാറുണ്ട് പക്ഷെ വാരത്തിന്റെ അവസാനമാണ് എന്നെ ഉള്ളു. പിന്നെ കുറെ ഏലസ്സും ഉരുക്കും ഒക്കെ കെട്ടി നടക്കുന്നവരെ അറിയാം പിന്നെ എല്ലാം ഓരോരുത്തരുടെ വിശ്വാസമല്ലേ നമുക്കെന്തു ചെയ്യാന്‍ കഴിയും? കുറെ സത്യങ്ങള്‍ ഇങ്ങനെ വിളിച്ചോതി നടക്കാം അത്ര തന്നെ.. ആ ഹാ ഞങ്ങടെ കഞ്ഞികുടി മുട്ടിച്ചേ അടങ്ങൂ?? ചിലരുടെ വിശ്വാസങ്ങള്‍ മറ്റു ചിലര്‍ക്ക് അന്ധവിശ്വാസങ്ങള്‍ ആവാം പക്ഷെ അത് പറഞ്ഞു തിരുത്താനും കപട പ്രവാചകരെ ഓടിചിട്ടടിക്കാനും സദാചാര പോലീസിന്റെ ഒരു വിഭാഗം കേരളത്തില്‍ തുറന്നുപ്രവര്‍ത്തി ക്കേണ്ട കാലം കഴിഞ്ഞു അന്ധവിശ്വാസങ്ങളേ കഠിനമായി എതിർക്കുന്ന, സരളസുന്ദരമായ, സമാധാനത്തിന്റെ മതമായ ഇസ്ലാമിലും വലിയൊരളവിൽ ആത്മീയ കച്ചവടം നടക്കുന്നത് കാണുമ്പോൾ, വല്ലാതെ വേദനിക്കുന്നു. എന്തു ചെയ്തിട്ടായാലും വേണ്ടില്ല, ആരെ കൂട്ടിക്കൊടുത്തിട്ടായലും വേണ്ടില്ല പണം മാത്രം മതിയെന്ന ചിന്താഗതിയുള്ള ഇന്നിന്റെ വക്താക്കളും, മാനുഷിക മൂല്യങ്ങൾക്കു പുല്ലുവില പോലും കൽപ്പിക്കാത്ത ആത്മീയനേതാക്കളും കൈ കോർക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും.. സിഗരറ്റിന്റെ പെക്കേറ്റില്‍വേണ്ടക്ക അക്ഷരത്തില്‍ 'പുക വലിക്കരുത് ക്യാന്‍സര്‍ പിടിപെടുമെന്നു' എഴുതിയത് വിശ്വസിക്കാന്‍ ആളില്ലാതായി,മറിച്ച് നാലടി മുന്നോട്ട് പോയാല്‍ എട്ടടി മൂര്‍ക്കന്‍ കൊത്തുമെന്നുവിവരദോഷികള്‍ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ഭകത ജനലക്ഷ ങ്ങള്‍ ഇതാണ് സത്യം.പറഞ്ഞിട്ടെന്തു കാര്യം ആര് കേള്‍ക്കാന്‍. ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്.വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്.എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധ വിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധ വിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്ല!! യുക്തിയുടെ മാറ്റുരച്ചു നോക്കാൻ തയ്യാറാകുന്തോറും പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായി മാറുന്നു. പക്ഷെ മിക്കവരും സ്വയം ഒരു പരിധി വച്ചിട്ടുണ്ട്. അതിനപ്പുറമുള്ള വിശ്വാസങ്ങളെ യുക്തി ഉപയോഗിച്ച് നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും അവർ തയ്യാറല്ല അതു കൊണ്ട് അവരൊക്കെ വിശ്വാസികളായി നിലനിൽക്കുന്നു.മറ്റു ചിലർ ആ വിശ്വാസങ്ങൾക്ക് അയുക്തി കൊണ്ട് ഓട്ടയടക്കാൻ നോക്കുന്നു.. വിശ്വാസം ചൂഷണചെയ്യപ്പെടാൻ സാധ്യതയില്ലെങ്കിൽ നിരുപദ്രവകരമാണ്. അല്ലാത്തതൊക്കെയും മാനവരാശിക്ക് അപകടകരം തന്നെ.. വിശ്വാസമാണല്ലൊ എല്ലാം എന്നല്ലേ കല്യാൺ ജ്വല്ലേഴ്സ് പറയുന്നത്.. സ്വാര്‍ത്ഥതാല്പര്യം കുടിയേറും മനസ്സുകളില്‍ അന്ധവിശ്വാസങ്ങളും വാസം പ്രീയ ഷബീറേ ഹാറ്റ്സ് ഓഫ് യൂ യുവ സമൂഹങ്ങളില്‍ പൊലും നിഴലിച്ചു വരുന്ന ഇതിലുള്ള ചില കാര്യങ്ങള്‍ എന്താന്ന് വച്ചാല്‍ ഷബീ നെഗറ്റീവ് ചിന്തകളായീ നമ്മളിലേക്ക് കടന്നു കൂടുന്നു അതും വിചാരിച്ച് നടന്നാല്‍ നാം അതിലേക്ക് തന്നെ നീങ്ങും നൂറു പേരില്‍ ഒരുത്തന് ശരിയായ് വരുമ്പൊള്‍ അതു ആദ്യം തല്ലേണ്ടത് ഇതു കാണുമ്പൊള്‍ അത്യാഗ്രഹം ഒരു പ്രവചനം നടത്തീ കല്ലേറു കൊണ്ട് തിരുവനന്തപുരത്ത് കാരന്‍ തൊട്ടടുത്ത ദിവ്സം ഒരു ഉളിപ്പും ഇല്ലാതെ ടിവിയില്‍ കണ്ടു എന്നിട്ടും ആയാള്‍ക്കൊരു ആളു കുറവുമില്ല ഇതേ സംഭവം നാം പരിശോധിക്കണം അശ്രദ്ധ കൊണ്ടല്ലാതെ പകുതിയും ദൈവത്തിലര്‍പ്പിച്ച് ശരീരം കീറി മുറിക്കുന്ന ഒരു ഡോക്ടര്‍ക്ക് കൈയ്യ് പിഴ വരുമ്പൊള്‍ ഒരുകാലത്തും മറക്കാതെ ആ മനുഷ്യനേ തേജോവധം ചെയ്യുന്നൊരു സമൂഹം എന്തേ ഇതൊക്കെ മറന്നു പൊകുന്നു ഷബീ ചൂണ്ടി കാട്ടിയ ഒന്ന് വളരെ പ്രധാന്യവും അതീവ ഗുരുതരവുമായ ഒന്നാണ് മനുഷ്യനേ വിഷമയമാക്കുന്ന ചിലതിലേ മുന്നറിയിപ്പുകളേ പൂര്‍ണമായി അവഗണിച്ച് മറ്റു പലതിനേയും മനസേറ്റി നടക്കുന്ന അവസ്ഥ നമ്മുടെ ഉള്ളില്‍ കുടി കൊള്ളേണ്ട ആത്മധൈര്യത്തിനേ കെടുത്തുന്ന ചിലതാണിതൊക്കെ നമ്മുക്ക് സ്വയം ഒന്നും ചെയ്യുവനാകുന്നില്ലെന്നും ദൈവത്തിനേ കൂട്ട് പിടിച്ചു നിര്‍ത്തുന്നു എന്നുമൊക്കെയുള്ള പൊള്ളയായ് പ്രചാരണങ്ങള്‍ വിശക്കുന്നവന് പത്ത് രൂപ കൊടുക്കാന്‍ മടിക്കുന്നവര്‍ ഒരു മിനിട്ട് വൈകി പൊയാല്‍ ഒന്നു വരിയില്‍ നിന്നാല്‍ ഒക്കെ ചൂടാകുന്ന ആളുകള്‍ പൊയീ നീണ്ട സമയം കാത്ത് നില്‍ക്കുവാനും ചോദിക്കുന്നത് കൊടുക്കുവാനും കാണിക്കുന്ന മനസ്സ് കാണുമ്പൊള്‍ പുച്ഛം തൊന്നുന്നു വീട്ടില്‍ ഒന്നുനേരാവണ്ണം അപ്പിയിടുന്നതിന് വരെ സമയം നോക്കാന്‍ ജ്യൊല്‍സനേ കാണുന്ന സമൂഹമാണ് ഈ നൂണ്ടാടിലും വളര്‍ന്നു വരുന്നത് ഷബീ നിനക്കെന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഇന്ന് പത്രങ്ങളിലും മാസികകളിലും കാണുന്ന വാരഫലം എന്ന് പറയുന്ന പരിപാടി ഓരോ ആഴ്ചകളിലും ശ്രദ്ധിച്ചാല്‍ അറിയാം അതൊരു തട്ടിപ്പ് പരിപാടിയാണെന്ന്. അത് പോലെ തന്നെ ഭാഗ്യം പണം ഒക്കെ കൊണ്ട് തരുമെന്ന് പറയുന്ന ഉറുക്കും എലസുമെല്ലാം തട്ടിപ്പ് വിഭാഗത്തിന്റെ മറ്റൊരു ഭാഗം തന്നെ. അംഗീകരിക്കുന്നു. അതെ സമയം ജ്യോതിഷം ഗണിതവുമായി ബന്ധപ്പെട്ട ഒരു ഗോള ശാസ്ത്രം ആണെന്ന വസ്തുത നമ്മള്‍ തിരിച്ചറിയണം. ബാബിലോണിയയില്‍ ആണ് ഈ ശാസ്ത്രം ഉദയം കൊണ്ടതെന്ന് പറയപ്പെടുന്നു എങ്കിലും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ പണ്ട് മുതലേ ഇതിനുള്ള പ്രചാരം വളരെ വലുതായിരുന്നു. ജ്യോതിഷം നല്ല രീതിയില്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചാല്‍ ഒരു കാര്യം അറിയാന്‍ സാധിക്കും, അത് കൊണ്ടൊന്നും തന്നെ മനുഷ്യന്റെ വിധി മാറ്റി എഴുതാനോ ദൈവ തീരുമാനങ്ങളെ മറി കടക്കാനോ സാധ്യമല്ല. അതെ സമയം യഥാര്‍ത്ഥ ജ്യോത്സ്യം അഭ്യസിച്ചവന് പല കാര്യങ്ങളെ കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സാധിക്കും. അത് എല്ലാവരും വിശ്വസിച്ചു കൊള്ളണമെന്നില്ല. അവര്‍ക്ക് അത് വെറും അന്ധ വിശ്വാസം മാത്രമാകും. ഭൂമിയുള്ള സര്‍വ ചാരാ ചരങ്ങളുടെ മേലും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനം ഉണ്ട്. കടലിലെ വേലിയേറ്റവും വേലിയിറക്കവും ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്. മാസങ്ങളും നിമിഷങ്ങളും എല്ലാം ഇത് പോലെ ആകാശവും അതിലെ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ജ്യോത്സ്യം ഉണ്ടായി എന്നത് മറ്റൊരു സത്യമാണ്. അത് എല്ലാ കാര്യങ്ങളിലും അങ്ങിനെയൊക്കെ തന്നെയല്ലേ മതങ്ങളില്‍ പറയാത്ത പലതും പൊക്കി പിടിക്കാനും അതാണ്‌ മതം എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിലെ കപട മത വിശ്വാസികള്‍ക്ക് സാധിച്ചേക്കാം. അത് കരുതി ആ മതം തെറ്റാണു എന്ന് നമ്മള്‍ കരുതെണ്ടാതുണ്ടോ പലതും യുക്തിക്ക് അധീനമാണ്..പലതും യുക്തിക്ക് അപ്പുറം ഉള്ളതുമാണ് സത്യത്തെ തേടുക ഈ വിഷയത്തില്‍ ഒരുപാട് പറയാനുണ്ട്‌ കൂടുതല്‍ വിശദീകരിക്കുന്നില്ല ഈ പോസ്റ്റില്‍ പറയുന്നതിലെ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. ജ്യോതിശാസ്ത്രത്തിന്‍റെ അറ്റവും മൂലയും പഠിച്ചു പണം തട്ടാന്‍ നടക്കുന്ന ഉടായിപ്പ് ടീമുകളാണ് അധികവും. അതില്‍ കുറെ റിയല്‍എസ്റ്റേറ്റ്‌കാരും അടങ്ങുന്നു അത്തരതിലുള്ളവരുടെ വലയില്‍ പെടുന്നവരാണ് പിന്നീട് ഇത് കളവാണെന്നും പറഞ്ഞു നടക്കുന്നത് ശരിയായ ജ്യോതിഷശാസ്ത്രം പഠിച്ചവര്‍ വളരെ കുറവാണ് അത്തരത്തിലുള്ള ഒരാളെ കണ്ടു പിടിക്കാനും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകും ഇനി അങ്ങനെ ഒരാളെ സമീപിച്ചിട്ടാണ് ജ്യോതിഷശാസ്ത്രം തെറ്റാണെന് അടച്ചാക്ഷേപിക്കുന്നതെങ്കില്‍, അതില്‍ കഴമ്പുണ്ടെന്ന് പറയാമാരുനു വിശ്വാസങ്ങള്‍ വില്‍ക്കപെടുകയാണ് ഇപ്പോള്‍ ഏറ്റവും ലാഭകരമായ ബിസിനസ്‌ ഇല്ലെങ്കില്‍ ടീവിയില്‍ പരസ്യം കാണുമ്പോള്‍ അതിലേക്കു തലയും കുത്തി വീഴില്ലലോ ആളുകള്‍ വലമ്പിരി ശംഖ് മുതല്‍ അറബി മാന്ത്രികം വരെ തട്ടിപ്പിന്‍റെ വിവിധ മുഖങ്ങള്‍ സത്യം പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല ആരോ പറഞ്ഞത്‌ പോലെ തട്ടിപ്പിന് ഇരയാകാന്‍ ആളുകള്‍ ഉള്ളിടത്തോളം ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും. കച്ചവടക്കാര്‍ കൂടുതല്‍ ശക്തിയോടെ പല രൂപത്തിലും പുതിയ വേഷങ്ങളില്‍ അവതരിച്ചു കൊണ്ടേയിരിക്കും. ഈ തട്ടിപ്പിനെ തുറന്ന് കാണിച്ച ലേഖനം, അഭിനന്ദനങ്ങൾ ഷബീർ ഇതെല്ലാം ശുദ്ധ തട്ടിപ്പാണ് എന്ന് അറിയുന്നവര്‍ പോലും അവസാനത്തെ വഴി എന്ന് പറഞ്ഞു ഇതിന്റെ പിറകെ പോവുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി വരാറുണ്ട് , ഏതായാലും നല്ല ഒരു ലേഖനം തന്നെ അടിപൊളി ഷബീര്‍ക്കാ എന്തും തുറന്നടിച്ച് പറയാനുള്ള ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു പ്രധാനമന്ത്രി മുതല് വലിയ ശാസ്ത്രകാരന്മാര് വരേ പൂച്ചയേയും പശുവിനെയും ചൂലുമൊക്കെ മാത്രം നോക്കി ശ്വാസം വിടുകയും അച്ചന്റെ പേര് മാറ്റിയാല് ഭാഗ്യം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന താരങ്ങള് അരങ്ങുനിരങ്ങുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ ഈ പരമ്പരാഗത വ്യവസായത്തിനെതിരെ വാളോങ്ങിയത് തികച്ചും അപലപനീയം തന്നെ. ആയിരക്കണക്കിനാളുകൾ/കുടുംബങ്ങള് കഞ്ഞികുടിച്ചു പോകുന്ന ഈ "വ്യവസായ"ത്തെ തകര്ക്കാനുള്ള വിദേശശക്തികളുടെ ഗൂഡശ്രമത്തിന്റെ ഭാഗമാണൊ ഈ പോസ്റ്റ് എന്ന് കേരള ഐക്യജാതി സംഘം ബലമായി സംശയിക്കുന്നു. യന്ത്ര തന്ത്ര മന്ത്രാധികളുടെ ശാപം മൂലം ഈ വാരം നിങ്ങള്ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. മഹതായ ദിവ്യ യന്ത്രങ്ങള്‍ പാവപ്പെട്ടവന് നല്‍കി സേവനം ചെയ്യുന്നവരെയാണ് താങ്കള്‍ അപമാനിച്ചത് ഈ ശാപം മാറാന്‍ എന്റെ ശാപ നിവാരണി യന്ത്രം ഒരെണ്ണം അയക്കട്ടെ പൈസ എം ഓ ആയി അയച്ചാല്‍ മതിയാവും ഹ ഹ പലരും ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസം അറിയാതെ രണ്ടും ഒന്നാണെന്നും ജ്യോതിഷം ഒരു ശാസ്ത്രമാണെന്നുമെല്ലാം വാദിക്കുമ്പോള്‍ അവരോടു എന്താ പറയുക? വാരഫലം എന്നത് ശുദ്ധ തട്ടിപ്പാണെന്നറിയാന്‍ "മഷിയിട്ടു" നോക്കേണ്ട കാര്യമില്ല. രണ്ടോ മൂന്നോ വാരികയിലെ വാരഫലങ്ങള്‍ ഒന്നിച്ചു വച്ച് വായിച്ചാല്‍ മതി. ഒരു ഉദാഹരണം. ഒരു വാരഫലത്തില്‍ എനിക്ക് വിദേശയാത്രാ യോഗം നല്ലത്, ആ വാരത്തില്‍ വിദേശത്തിലേക്കെന്നല്ല അടുത്ത സംസ്ഥാനത്തിലേക്ക് പോലും ഞാന്‍ പോയില്ല എന്നത് വേറെ കാര്യം) അതേ വാരഫലത്തില്‍ എന്റെ ഭാര്യയുടെ നാളിനു ദാമ്പത്യ സുഖവും. പോരേ പൂരം? ഞങ്ങള്‍ രണ്ടു പേരും വായിച്ചു ചിരിച്ചതിനു കണക്കില്ല. പിന്നെ ശ്രദ്ധിക്കേണ്ടതാണ് ജ്യോതിഷ പണ്ഡിറ്റുമാരുടെ ഭാഷ. തീരെ വ്യക്തതയില്ലാതെയേ അവര്‍ പറയൂ.. "അ ആ അടുത്ത കുട്ടി ആണാണെന്നാണ് കാണുന്നത് ട്ടോ എന്നാല്‍ പെണ്ണായിക്കൂടാന്നുംല്ല്യാ എന്റെ മനസ്സില്‍ വന്ന മറുപടി "സന്തോഷം അപ്പൊ നപുംസകം ആവില്ല്യാന്നുറപ്പായി ഏട്ടാ അവിടെ ചെറിയ ഒരു തെറ്റ് പറ്റി എന്ന് ഞാന്‍ പറയും. അല്പം കൂടി ലോജിക് ആയി ഒന്ന് ചിന്തിച്ചുനോക്കീട്ട് പറഞ്ഞെ ആ വാരഫലത്തില്‍ എവിടെ എങ്കിലും എടുത്ത് എഴുതിയിരുന്നോ അരുണ്‍ കപ്പൂര്‍ ഏട്ടന്‍റെ മാത്രം ആണ് പ്രവചിക്കുന്നത് എന്ന്? വാരഫലം എന്നത് ഒരു രാശിയില്‍ വരുന്ന നക്ഷത്രങ്ങളുടെ ആകെ തുകയാണ്. ചേട്ടന്‍റെ കാര്യത്തില്‍ ശരി ആയില്ലെങ്കില്‍ ചിലപ്പോള്‍ ശരിയായ ഒരു 100 പേര്‍ വേറെ കാണും.പ്രവചനങ്ങള്‍ തെറ്റാം പക്ഷേ ഒരിക്കലും കണക്കുകള്‍ തെറ്റില്ല കിരുക്കന്മാരുടെ ചൂടൊന്നു തണുക്കാനും അടിക്കാനെതെങ്കിലും കൈ ഓങ്ങിയിട്ടുന്ടെങ്കില്‍ "അതങ്ങനെയങ്ങു താതിക്കൊളീം എന്ന് പറഞ്ഞതും കൂടെയാണോ ഇത്തരം കള്ളന്മാരെ പറ്റി പറഞ്ഞ ഈ ലേഖനം വളരെ പ്രശംസ അര്‍ഹിക്കുന്നു ആശംസകള്‍ വിഗ്നേഷ്,ബാബിലോണില്‍ നിന്നും ഭാരത സംസ്കാരത്തിലേക്ക് വന്നതാണ് ജ്യോതിഷം എന്നതില്‍ സംശയമില്ല(ചരിത്രത്തില്‍ രേഖൊപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്)ഇന്ന് ജ്റ്യോതിഷം പഠിച്ചവര്‍ ആരൊക്കെയുണ്ട് ആര്‍ക്കൊക്കെ ആധികാരികമായി അതിനെ കുറിച്ച് സംസാരിക്കാന്‍ പറ്റും? ഒറ്റവാക്കില്‍ ആരുമില്ല എന്ന് പറയേണ്ടി വരും!!കണ്‍ക്കില്‍ തെറ്റുവരില്ല എന്ന് സമ്മതിച്ച വിഗ്നേഷ് പ്രവചനത്തില്‍ തെറ്റുവരുമെന്ന് പറഞ്ഞു? അതില്‍ നിന്നും കാര്യം വ്യക്തം ജീവിതം കണക്കുകളില്‍ കൂട്ടി കുറച്ച് ഹരിച്ച് പ്രവചനങ്ങള്‍ കേട്ടു വാ പൊളിക്കാനുള്ളതല്ല എന്ന സത്യം നാം ഒരോരുത്തരും അറിയുന്നത് “ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്ന് അറിയുമ്പോള്‍ മാത്രമാണ്! ആധികാരികമായി ജ്യോതിഷത്തിനെ കുറിച്ച് സംസാരിക്കാന്‍ ആരുമില്ലെന്ന് ആര് പറഞ്ഞു മാഷേ കാണിപയ്യൂരും ചെറുവള്ളി തിരുമേനിയുമൊക്കെ ഈ കേരളത്തില്‍ തന്നെയല്ലേ അവര്‍ എന്ത് സംസരിച്ചെന്നാ മഹേഷ് പറഞ്ഞ് വരുന്നത്? എന്നാല്‍ അവരൊക്കെ പ്രവചിക്കട്ടെ ലോകത്തിന്റെ ആനുകാലിക സംഭവ വികാസങ്ങള്‍ വിവാഹവും,,ജാതകവും മാത്രമേ പ്രവചിക്കൂ എന്നുണ്ടോ?ഒരാളുടെ ഭാവി പ്രവചിക്കാന്‍ കഴിവുള്ളവരല്ലേ പ്രവചിക്കട്ടേ ഓസാമയുടെ മൃതുദേഹം എവിടെയുണ്ടെന്ന്? പ്രവചിക്കട്ടേ ദാവൂദ് ഇബ്രാഹീം എവിടെയുണ്ടെന്ന്? പ്രവചിക്കട്ടേ ഇന്ത്യയില്‍ അടുത്ത 5 കൊല്ലത്തില്‍ എത്ര തവണ പെട്രോളിനു വിലകൂടുമെന്ന്? ശുദ്ധ തട്ടിപ്പല്ലാതെ ഒന്നുമല്ല മഹേഷ് ആളെ പൊട്ടീസാക്കി കീശവീര്‍പ്പിക്കുന്ന കലാപരിപാടി!! ശുദ്ധ തട്ടിപ്പ് ആണ് എന്നറിഞ്ഞിട്ടും എന്തൊക്കെയോ മാനസിക സുഖത്തിനു വേണ്ടി ഇതിന്റെ പുറകെ കൂടുന്നവരാണ് ഏറെയും. സ്വന്തത്തെ കുറിച്ചുള്ള അമിത ആശങ്ക തന്നെ കാരണം. ഒരു പ്രൌഡ ലേഖനം അപകര്‍ഷതാ ബോധവും തെറ്റ് ധാരണകളും കൊണ്ട് മൂടപെട്ട ഒരുപാട് ഹൃദയങ്ങള്‍ക്ക്‌ ഇതൊക്കെ വലിയ ആശ്വാസം ആണ് അതില്‍ ചില കപടതയും ഉണ്ട് എന്ന് പറയാം അവര്‍ അങ്ങനെ ജീവിക്കട്ടെ വിശ്വാസം അതാണല്ലോ എല്ലാം ആശംസകള്‍ . നാട്ടില്‍പ്പോയി പണിയെടുക്കാതെ ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ തന്നെ മാര്‍ഗ്ഗമുള്ളൂ ഒരു സിദ്ധന്‍ ആയി ഒരാശ്രമം കെട്ടി ഇരിക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു. വെറുതെ ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് എന്നെപ്പോലെ പണിയെടുക്കാതെ ജീവിക്കാന്‍ കൊതിക്കുന്ന പാവങ്ങളുടെ വയറ്റത്തടിക്കരുത് കാലികപ്രസക്തമായ ലേഖനം. കൈനോട്ടക്കാരും മഷിനോട്ടക്കാരും ഏലസ്സുകച്ചവടക്കാരും ഒക്കെ നമ്മുടെ നാട്ടില്‍ തഴച്ച് വളരുന്നത് അത്ഭുതമുളവാക്കുന്ന ഒന്നു തന്നെ. എത്ര പട്ടിണി കിടന്നാലും ഇവര്‍ക്ക് വേണ്ട കാശുകൊടുക്കാന്‍ ആള്‍ക്കാര്‍ മത്സരിക്കുകയാണെന്നത് വിരോധാഭാസം എന്നേ പറയേണ്ടൂ.. ഏലസ്സ് വചനം :ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്. വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്. എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധവിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല് നിങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തെയും ദൈവങ്ങളെയും ആചാരങ്ങളെയും കളിയാക്കി എഴുതി പക്ഷെ നജ്ങ്ങള്‍ ഒരക്കലും അതിന്റെ പേരില്‍ കലാപത്തിണോ ആളുകളെ കൊല്ലുകയോ ഇല്ല .അത് ഞങ്ങളുടെ ഔനത്യം . പക്ഷെ ഇതുപോലെ ഞങ്ങള്‍ ഇസ്ലാമിലെ അചാര്ങ്ങളെയോ വിശ്വാസത്തെയോ കളിയാക്കിയാല്‍ അല്ലെങ്കില്‍ വിമര്‍ശിച്ചാല്‍ നിങ്ങള്‍ നരഭോജികള്‍ ആയീ മാറും . വായിക്കാതെ കമന്റഭിഷേകം നടത്തിയ അങ്ങേയ്ക്ക് എന്റെ സ്ത്രോത്രം സ്ത്രോത്രം ഹലേലുയാ നിങ്ങള്‍ തന്നെ പറയുന്നു നിങ്ങളുടെ വിശ്വാസം എന്റെ അന്ധവിശ്വസമാകം അപ്പോള്‍ ഞാന്‍ നിങ്ങളുടെവിശ്വാസതെ കളിയാകീ എഴുതിയാല്‍ നിങ്ങള്‍ ഇങ്ങനെ അല്ല പ്രതികരിക്കുക. നിങ്ങള്‍ പറഞ്ഞ ഹല്ലേലുയ ക്കാരും ഇത് തന്നെ യാണ് ചെയ്യുനത്. അവര്‍ പറയുന്ന വിശ്വാസം സത്യം മറ്റുള്ളവര്‍ വിഡ്ഢികള്‍ എന്തുകൊണ്ടന്നാല്‍ ഞാന്‍ ജോതിഷതിലും ഉറുക്കിലും വിശസിക്കുന്നു . ഞാന്‍ അനോണിയായ് കമന്ടിടുനത് തന്നെ എന്റെ കയ്യും കാലും എനിക്ക് വേണം എന്നുള്ളത് കൊണ്ടാണ് മനുഷ്യ മനസ്സിന്റെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഈ നെറികേടിനെതിരെ പ്രതികരിച്ചു കണ്ടത്തില്‍ വളരെ സന്തോഷം. മനുഷ്യന്‍ ചൊവ്വയില്‍ എത്തുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കാപട്യങ്ങള്‍ക്കു പിറകെ കൂടാന്‍ താല്പര്യം കൂടി വരുന്നു എന്നാതാണ് അതിശയം. പ്രതികരിക്കുക ആശംസകള്‍ സാമൂഹ്യമോ -രാഷ്ട്രീയമോ ആയ ലക്ഷ്യബോധം ഇല്ലാത്തവര്‍ അന്ധവിശ്വാസത്തിന്റെ ഇരകള്‍ ആകുന്നു ഹഹ വാരഫലം ഞാനും സ്ഥിരമായി വായിക്കും എന്തിനെന്നോ നല്ലത് വല്ലതും ഉണ്ടെങ്കില്‍ എനിക്ക് സന്തോഷം. സന്തോഷിക്കാന്‍ ഒരു കാരണം! മോശപ്പെട്ടത്‌ ഉണ്ടെങ്കിലോ? അന്ന് ആ പ്രവചിച്ച ജ്യോല്‍സ്യന് തെറി അഭിഷേകം ആയിരിക്കും സഭ്യമായി പറഞ്ഞാല്‍ താന്‍ ആര് ഉവാ എന്റെ കാര്യം പറയാന്‍ ഒന്ന് പോടോ" എന്നുള്ള രീതിയില്‍ ) പിന്നെ എലസും ചരടും ഒക്കെ നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ ഉള്ള ഒരു ഉപാധി മാത്രമായെ തോന്നുന്നുള്ളൂ. പൂജിച്ച പെന്‍സില്‍ കൊണ്ട് എഴുതുമ്പോള്‍ ജയിക്കും എന്ന ആത്മവിശ്വാസം പോലെ അത്രേ ഉള്ളൂ! ഇതുപോലുള്ള രണ്ടു ലേഖനങ്ങള്‍ ഇടയ്ക്കിടെ വേണം! ഇത് ഞാനടക്കമുള്ള എല്ലാരും ചെയ്യുന്ന പരിപാടിയാണ്. വാരഫലം നക്ഷത്രഫലം ഒക്കെ വായിച്ചു നെടുവീര്‍പ്പിടുന്നവര്‍ ഈ യുഗത്തിലും ഉണ്ട് എന്നത് ഒരു നഗ്ന സത്യം മാത്രം അതാണല്ലോ കേരളം പോലൊരു സാക്ഷരസംസ്ഥാനം ഇത്രയധികം ആള്‍ദൈവങ്ങളെ ചുമക്കുന്നത് ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ നോക്കുക പോലും ചെയ്യില്ല എന്നു പറയുന്ന പലരും അന്ധവിശ്വാസം കായ്ക്കുന്ന മരങ്ങള്‍ ആണ് പ്രശ്നവശാല്‍, പടന്നക്കാരന്റെ സമയം അത്ര നല്ലതായി കാണുന്നില്ല. ബ്ലോഗും കമന്‍റും ശുക്രനില്‍ ആണെകിലും, ജോതിഷ ശാപം ഉള്ളതായി കാണുന്നു. അറബിക് മാന്ത്രിക ഏലസ്സ് കഴുത്തില്‍ അണിഞ്ഞും, കുബേര്‍ കുഞ്ചി അരയില്‍ അണിയുകയും ചെയ്തു ഇനി മേലാല്‍ ഞാന്‍ ജോതിഷത്തെ കളിയാക്കില്ല' എന്ന് ശങ്കര ശാസ്ത്രികള്‍ക്ക് മുന്നില്‍ നൂറ്റൊന്നു തവണ ഏതമിടുകയും ചെയ്താല്‍ പാപപരിഹാരം വരുന്നതായി കാണുന്നു. ഇതൊന്നും ചെയ്യാത്ത പക്ഷം, ശരീരത്തില്‍ മുറിവ്, ചതവ് എന്നിവ കൂടാതെ ആശുപത്രി വാസവും ഫലം. നല്ല ലേഖനം പിന്നെ വിശ്വാസം അത് കല്യാണ്‍ ജ്വല്ലറിക്കാര്‍ പറഞ്ഞ പോലെ തന്നെ. "ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്. വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്. എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധവിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്ല ജ്യോതിഷ്യമെന്നാല്‍ ശാസ്ത്രമാണ് അതുകൊണ്ട് വാകിനു സ്ഥിരത ഇല്ലാത്ത സമൂഹത്തിന്റെ കണക്ക് നിശ്ചയിക്കാന്‍ പറ്റില്ല പിന്നെ പെട്രോളിന് വില കൂടുന്നതും,ഒസാമയെ കണ്ടുപിടിക്കുന്നതിനുമല്ല ജ്യോതിഷ്യം. ജ്യോത്സ്യം വെറും കപടമാനെങ്കില്‍ പിന്നെ എന്തിനു ഹിന്ടുക്കലെക്കള്‍ അധികം മുസ്സ്ലിമുകള്‍ ആരുമറിയാതെ പൂജകള്‍ നടത്തുന്നു അതും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചിരട്ടകളില്‍ തീയിട്ട് ഇതുവരെ ജ്യോത്സ്യം നോക്കാത്ത ആളുകള്‍ എങ്ങിനെയാണ് ജോത്സ്യം തട്ടിപാണ് എന്ന് പറയുക? അവര്‍ക്കെന്ത വല്ല മാന്ത്രിക വിദ്യയും അറിയുമോ? ഇതൊന്നും വേണ്ട ഇനി പടന്നക്കാരൻ എന്തിനെ പറ്റിയാ എഴുതുക എന്ന് ഒന്ന് പ്രവചിക്കാമൊ . ദൈവത്തിൽ വിശ്വസിക്കുന്ന പോലെ തന്നെ ഇതും രണ്ടും കണക്കാ ഹിഹിഹിഹി.. എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ്‌ എനിക്ക് തോന്നിയത് എന്റെ മനസ്സിൽ ഉള്ള അങ്ങനെ എന്റെ ചെറിയ "സംഭവങ്ങള്‍" ഞാൻ വിപുലീകരിച്ചു എഴുതുന്നു അത്രമാത്രം നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വായിക്കുക . അല്ലെങ്ങിൽ പ്ലീസ് ക്ലോസ് ചെയ്ത് എന്നെ ശപിക്കാതെ പോകുക പിന്നെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഞാൻ ഒരു "മാപ്പിള" ആയതിനാൽ എഴുത്തിനൊരു "മാപ്പിള ചൊയ" ഉണ്ടാവും അതും അങ്ങ് സഹി ച്ചേ പറ്റൂ അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു.. അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും ആര്‍ എസ് എസ് മുതല്‍ എന്‍ ഡി എഫ് വരെ ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍ ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ? തങ്ങളൂട്ടിയുടെ ഒരു ദര്‍ശനാ ടി വി ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി നായര്‍ മാപ്പിള ഒന്നാം കേരള മഹായുദ്ധം തുടങ്ങി മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ രാഹുല്‍ ഗാന്ധിയോ ഘണ്ടിയോ അതോ വെറും ചണ്ടിയോ? റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ ഹാപ്പി ബര്‍ത്ത്ഡേ മൈ പട്ടീ ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം സ്തോത്രം സ്തോത്രം ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ അബായ,ഹി ത ലക്കെട്ട്‌ വായിച്ചാൽ മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന് സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പ സാ മുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള ചാറ്റ് റൂം അവര്‍ ചാറ്റ് റൂമില്‍ അവള്‍ പേറ്റ് റൂമില്‍ ചോരകുഞ് ചവറ്റ് റൂമില്‍ മിസ്സ്ഡ് കോള്‍ ‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി (ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഇമ്മാതിരി ഒരു തലക്കെട്ടിന് പ്രേരിപ്പിച്ചത് വേറൊരു പിരാന്തന്‍ ചിന്താഗതിയാണ്. നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ സ മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ” ജിഹാദും .ത്വലാഖും 'മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കിൽ നിങ്ങൾ ഡിങ്കോൾഫി DYFI ഫുഡ്‌ഫെസ്റ്റില്‍ പ്രതികരിച്ച് ഹരീഷ് പേരടി 'മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കിൽ നിങ്ങൾ ഡിങ്കോൾഫി DYFI ഫുഡ്‌ഫെസ്റ്റില്‍ പ്രതികരിച്ച് ഹരീഷ് പേരടി ഹലാല്‍ വിവാദത്തില്‍ DYFI നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെ DYFI നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പന്നിയടക്കം വിളമ്പിയിരുന്നു. ഇത് ഉന്നയിച്ചാണ് നടന്റെ കുറിപ്പ്. 'മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ DYFI ആണ് അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫികളാണ് ഹരീഷ് കുറിച്ചു. എഎ റഹീമാണ് DYFI ഫുഡ് സ്ട്രീറ്റ്് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തത്. Dyfi യോട് ഒരു ചോദ്യം മലപ്പുറത്ത് പന്നി വിളമ്പിയോ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല.. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ് അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ് മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ് 'DYFI ഫുഡ് സ്ട്രീറ്റിൽ പന്നിയിറച്ചി ഉണ്ടാകുമെല്ലോ അല്ലേ എ എ റഹിമിനോട് സന്ദീപ്‌ വാചസ്പതി തിരുവനന്തപുരം ഭക്ഷണത്തിന് മതമില്ല' എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ (Halal Controversy) ഫുഡ് സ്ട്രീറ്റ് (Food Street) സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ (DYFI) തീരുമാനിച്ച സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ എ എ റഹീമിന് (AA Rahim) മുന്നിൽ ചോദ്യങ്ങളുമായി ബിജെപി നേതാവ് സന്ദീപ്‌ വാചസ്പതി (Sandeep Vachaspati ഭക്ഷണത്തിൽ മതം കലർത്തുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്നതാണല്ലോ ഈ പരിപാടിയിലൂടെ ഡിവൈഎഫ്ഐ സമൂഹത്തിന് നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം. ഇത് വളരെ നല്ല കാര്യമെന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ്‌ വാചസ്പതി പോസ്റ്ററിൽ ഗുരുതരമായ ഒരു പിഴവ് കടന്നു കൂടിയതായി ശ്രദ്ധയിൽ പെടുത്താനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും കുറിച്ചു. ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നവരാണോ ഭക്ഷണത്തിൽ മതം കലർത്തുന്നത്, ഭക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന ഫുഡ് സ്ട്രീറ്റിൽ പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ എന്നിങ്ങനെ എട്ട് ചോദ്യങ്ങളാണ് എ എ റഹീമിനോട് സന്ദീപ്‌ വാചസ്പതി ഉന്നയിക്കുന്നത്. 'മലപ്പുറത്ത് പന്നി വിളമ്പിയോ? ഇല്ലെങ്കിൽ നിങ്ങൾ ഡിങ്കോൾഫി DYFI ഫുഡ്‌ഫെസ്റ്റില്‍ പ്രതികരിച്ച് ഹരീഷ് പേരടി പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍ Snake disrupts power 11 കെ.വി ലൈനില്‍ പാമ്പ് കയറി; വൈദ്യുതി മുടങ്ങി Jayasoorya 'എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ ചിറാപ്പുഞ്ചി വേദിയിൽ പറഞ്ഞത് മന്ത്രിയോട് ചോദിച്ചിട്ടെന്ന് ജയസൂര്യ നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം Muhammad Riyas ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും ജയസൂര്യക്ക് മന്ത്രിയുടെ മറുപടി Kerala Rains സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം 'Waqf സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ നിന്നകലും ടി കെ ഹംസ കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC )തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് (KSRTC Strike) തുടങ്ങി. അർദ്ധരാത്രിയിൽ സമരം തുടങ്ങിയതോടെ ദീർഘദൂര ബസ് സർവ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ മുഴുവൻ സർവ്വീസുകളും മുടങ്ങിയേക്കും. സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്. ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. Also Read-Fuel Price കേരളം നികുതി കുറയ്ക്കില്ല ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം ധനമന്ത്രി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. അധികാരവും പത്രാസും കാട്ടി ആരെയും പേടിപ്പിക്കരുത് മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ ഫിറോസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ(Minister Mohammad Riyas രൂക്ഷ വിമര്‍ശനവുമായി പി കെ ഫിറോസ്(pk firoz).പി.ഡബ്ല്യു.ഡി(pwd റസ്റ്റ് ഹൗസ് ജീവനക്കാരനെ കണക്കിന് ശകാരിക്ക മന്ത്രിയുടെ രീതിശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണെമെന്നും പി കെ ഫിറോസ് പറഞ്ഞു. KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍ Snake disrupts power 11 കെ.വി ലൈനില്‍ പാമ്പ് കയറി; വൈദ്യുതി മുടങ്ങി Jayasoorya 'എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ ചിറാപ്പുഞ്ചി വേദിയിൽ പറഞ്ഞത് മന്ത്രിയോട് ചോദിച്ചിട്ടെന്ന് ജയസൂര്യ നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം Muhammad Riyas ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും ജയസൂര്യക്ക് മന്ത്രിയുടെ മറുപടി Kerala Rains സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം 'Waqf സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ നിന്നകലും ടി കെ ഹംസ കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' ലാഭനഷ്ട കണക്കുകളുടേത് മാത്രമാണോ സംരംഭകത്വം. അല്ല, അതിനെ വേണമെങ്കില്‍ കച്ചവടമെന്ന് വിളിക്കാം. അല്ലെങ്കില്‍ സാമ്പത്തിക വ്യവഹാരത്തിന്റെ പല രൂപങ്ങളിലൊന്ന്. കച്ചവടത്തിന് എന്തെങ്കിലും കുറവുണ്ടെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ അതിനേക്കാളും വിശാലാര്‍ത്ഥമാണ് സംരംഭകത്വത്തിനുള്ളത്. അതിലധിഷ്ഠിതമായിരുന്നു ലോകത്തിന്റെ പുരോഗതി. സംരംഭകത്വമെന്നതിനെ ഒരു പ്രത്യയശാസ്ത്രമായി തന്നെ കണക്കാക്കണം. സമൂഹത്തിലെ പലതരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് സംരംഭകത്വം, അങ്ങനെതന്നെയാകണമത്. ജീവനക്കാരോട് സഹാനുഭൂതി കാണിച്ചില്ലെങ്കില്‍ ഒരു സംരംഭമെന്ന നിലയില്‍ അതിജീവനം അസാധ്യമാണെന്നാണ് ടാറ്റ പറഞ്ഞത് സംരംഭകര്‍ക്ക് സമൂഹത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. ഒരു സാധാരണക്കാരനില്ലാത്ത ഉത്തരവാദിത്തവും ബാധ്യതയും അയാള്‍ക്ക്, സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും, ചുറ്റുമുള്ള ലോകത്തോടുണ്ട്. ഈ കെട്ടകാലത്ത് അവരുടെ റോളിന് പകരക്കാരില്ലെന്നതും ഓര്‍ക്കണം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബിസിനസുകളെല്ലാം ഉടച്ചുവാര്‍ക്കപ്പെടുകയാണ്. ഇതുവരെ നേരിടാത്ത ഒരു കാലത്തെയാണ് ബിസിനസുകള്‍ അഭിമുഖീകരിക്കുന്നത്, അചിന്തനീയമായിരുന്ന പല വെല്ലുവിളികളോടുമാണ് അവര്‍ ഇപ്പോള്‍ അങ്കം വെട്ടുന്നത്. തീര്‍ത്തും ശ്രമകരമായ ദൗത്യമാണത്, പലര്‍ക്കും നിലനില്‍പ്പിനുള്ള പോരാട്ടമായും അത് മാറിയിരിക്കുന്നു. എന്നാല്‍ വളരെ സാമാന്യവല്‍ക്കരിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന പല സ്ഥാപനങ്ങളുടെയും മനോഭാവമാണത്. ഒരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുക. അവരുടെ പ്രശ്‌നങ്ങള്‍ കോവിഡിന്റെ പേര് പറഞ്ഞ് അഭിമുഖീകരിക്കാതിരിക്കുക. സ്ഥാപനനടത്തിപ്പുകാരും ഉന്നത നേതൃത്വങ്ങളിലിരിക്കുന്നവരും മാത്രം ബുദ്ധിമാന്മാരും ജീവനക്കാര്‍ എന്തും വിശ്വസിക്കുന്ന ആശയറ്റവരുമാണെന്ന രീതിയില്‍ പെരുമാറുക…ഇങ്ങനെ പോകുന്നു പല സ്ഥാപനങ്ങളിലേയും ശീലങ്ങള്‍. പ്രതിസന്ധി വരുമ്പോള്‍ തന്നെ ചെലവ് ചുരുക്കലിനുള്ള ആദ്യ പടിയെന്ന നിലയിലാണ് തൊഴില്‍ വെട്ടിച്ചുരുക്കലിനെ പല സ്ഥാപനങ്ങളും കാണുന്നത്. അതിനെ ഒരവസാന ആശ്രയമെന്ന നിലയില്‍ കാണാനുള്ള വിശാലത പല സ്ഥാപനങ്ങള്‍ക്കും ഇതുവരെ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് രത്തന്‍ ടാറ്റയും അദ്ദേഹത്തിന്റെ ബിസിനസ് ഗ്രൂപ്പിലെ പല കമ്പനികളും പ്രസക്തമാകുന്നത്. ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിനെ കുറച്ച് ടാറ്റ എടുത്ത നിലപാട് തന്നെ ശ്രദ്ധേയമാണ്, സ്വാഗതാര്‍ഹവും. ജീവനക്കാരെ കൂടെ നിര്‍ത്തി വേണം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍. ബിസിനസ് വെല്ലുവിളികളെ ജീവനക്കാരുടെ എണ്ണം കുറച്ച് മറികടക്കുകയെന്നത് നല്ല ശീലമല്ല-ഇതായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. ജീവനക്കാരോട് സഹാനുഭൂതി കാണിച്ചില്ലെങ്കില്‍ ഒരു സംരംഭമെന്ന നിലയില്‍ അതിജീവനം അസാധ്യമാണെന്നാണ് ടാറ്റ പറഞ്ഞത്. പല സ്ഥാപനങ്ങളും അതോര്‍ക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കമ്പനികള്‍ പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാകാം, ശമ്പളം നല്‍കാന്‍ ഫണ്ടില്ലാത്ത അവസ്ഥയുണ്ടാകാം…എന്നാല്‍ ഇത്തരം സാഹചര്യം വരുമ്പോഴേക്കും അതുവരെ കൂടെ നിന്ന ജീവനക്കാരോട് യാതൊരുവിധ സുതാര്യതയും കാണിക്കാതെ പൊടുന്നനെ അവരെ പറഞ്ഞുവിടുന്നതോ, ശമ്പളം പോലും നല്‍കാതിരിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഒരുപാടുണ്ട്. അതല്ല അവിടെ സ്വീകരിക്കേണ്ട നിലപാട്. മറിച്ച് നിങ്ങളുടെ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ജീവനക്കാരോട് തുറന്ന് പറയാനുള്ള ആര്‍ജവം കാണിക്കുക. എന്നിട്ട് അതിജീവനം അവരെ കൂടി ഉള്‍പ്പെടുത്തി സാധ്യമാണോയെന്ന് പരിശോധിക്കുക. ഇനി പിരിച്ചുവിടലിലേക്ക് കടക്കുകയാണെങ്കില്‍ തന്നെ അത് മാന്യമായി ചെയ്യുക. പലയിടങ്ങളിലും സംഭവിക്കുന്നതു പോലെ ശത്രുതയോ വെറുപ്പോ സമ്പാദിക്കുന്ന രീതിയില്‍ ഈ കെട്ടകാലത്ത് ഒന്നും ചെയ്യാതിരിക്കുക. നിങ്ങള്‍ക്ക് വേണ്ടി കഠിനമായി ജോലി ചെയ്തവരാണവര്‍. നല്ല കാലത്തിന്റെ ഊര്‍ജം മുഴുവനും ചെലവഴിച്ച് ബിസിനസുകള്‍ കെട്ടിപ്പടുത്തവര്‍ കാരണം നേരത്തെ പറഞ്ഞപോലെ ഇതൊരു അസാധാരണ സാഹചര്യമാണ്. മാനസികമായും സാമ്പത്തികമായും കടുത്ത വെല്ലുവിളികളാണ് ഓരോ മനുഷ്യനും അനുഭവിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത തരത്തിലാണ് സുരക്ഷിതത്വബോധമില്ലായ്മ ജനങ്ങളില്‍ കൂടിയിരിക്കുന്നത്. സഹകരണത്തിലൂടെയും ഒരുമയിലൂടെയും മാത്രമേ ഈ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്കാകൂ. ആ സമയത്ത് ഏകബുദ്ധിയിലധിഷ്ഠിതമായ, ഏകാധിപത്യപരമായ ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുക. നിങ്ങള്‍ക്ക് വേണ്ടി കഠിനമായി ജോലി ചെയ്തവരാണവര്‍. നല്ല കാലത്തിന്റെ ഊര്‍ജം മുഴുവനും ചെലവഴിച്ച് ബിസിനസുകള്‍ കെട്ടിപ്പടുത്തവര്‍. പേമാരി വരുമ്പോള്‍ അവരെ ഒറ്റയ്ക്കിട്ട് പോകുന്നത് ടാറ്റ പറഞ്ഞ പോലെ ധാര്‍മികയിലധിഷ്ഠിതമായ സംരംഭകത്വസംസ്‌കാരമല്ല. അവര്‍ക്ക് കൈത്താങ്ങാകാന്‍ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കുക. അതാണ് സംരംഭക സമൂഹത്തിന്റെ ഉത്തരവാദിത്തം. ഈ കാലവും കടന്നുപോകും. ഇനി വരാനിരിക്കുന്നത് ബിസിനസുകളുടെ ശുഭ ദിനങ്ങളാകട്ടെയെന്ന പ്രതീക്ഷയോടെയാണ് മീഡിയ ഇന്‍ക് കുടുംബത്തില്‍ നിന്നുള്ള ബിസിനസ് ഡേ ഇ-മാസിക വായനക്കാരിലേക്ക് എത്തുന്നത്. ചെറുകിട സംരംഭകരെ പരമാവധി പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കമാണ് സെപ്റ്റംബര്‍ ലക്കത്തിലേത്. മീഡിയ ഇന്‍കിന്റെ ബിസിനസ് ഡേ ഇ-മാസികയുടെ സെപ്റ്റംബര്‍ ലക്കം എഡിറ്റോറിയലായി പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ ലക്കം മാസിക വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സംരംഭകര്‍ക്ക് ആവേശം പകരുന്ന ഐപിഒ കുതിപ്പ് ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍… ന്യൂ ജെന്‍… ന്യൂ സ്‌റ്റൈല്‍ ഇമ്മിണി ബല്യൊരു ചക്കയില്‍ നിന്നും സംരംഭകത്വത്തിലേക്ക് ! ഇനി നടത്താം എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ഐടി ജോലി വിട്ട് കളിമണ്‍ പാത്രങ്ങള്‍ വില്‍ക്കുന്ന പ്രജിന ദീപക് വെറും സൂചിയും നൂലും കൊണ്ട് ബ്ലെസ്സി നേടുന്നത് 15000 രൂപ! ലോ കോസ്റ്റ്, ട്രഡീഷണല്‍ കെട്ടിടങ്ങള്‍ മുഖമുദ്രയാക്കി ജോ ജിത്ത് സാധാരണക്കാരായ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് വേണ്ടി ഓര്‍ഡര്‍ നല്‍കിയവര്‍ മുങ്ങി, വിജയശ്രീ സംരംഭകയുമായി ഉന്തുവണ്ടിയിലെ ചായക്കടയില്‍ നിന്നും ഹോട്ടല്‍ശൃംഖലകളുടെ തലപ്പത്തേക്ക് അകക്കണ്ണിന്റെ കാഴ്ചയില്‍ ജിനി ജോലി നല്‍കുന്നത് 25 ലേറെപേര്‍ക്ക് പഠനത്തോടൊപ്പം 20000 രൂപ മാസവരുമാനം നേടുന്ന അഭിരാമി ഖുബൂസുമായി തുടക്കം, നഷ്ടം 70 ലക്ഷം; പിന്നെ ക്ലിക്കായത് ഈ ബിസിനസ് ഒറ്റ ഷോറൂമില്‍ തുടക്കം, ഇപ്പോള്‍ 1,750 കോടിയുടെ ഐപിഒയ്ക്ക് ജോലി നഷ്ടമായി, പ്രിയ തളര്‍ന്നില്ല…മ്യൂറല്‍ ആര്‍ട്ടിലൂടെ 40000 മാസവരുമാനം പത്ത് ലക്ഷം ബഡ്ജറ്റില്‍ 7 സണ്‍റൂഫ് കാറുകള്‍ വഴിയോരകച്ചവടക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം ഇതാ..സ്വനിധി പദ്ധതി 16 റൗണ്ടുകള്‍, 12,000 കോടി; ബൈജൂസിന്റെ ഉന്നം ഇനിയെന്ത്? കെട്ട കാലത്ത് കെടാത്ത പ്രതീക്ഷകളുമായി അഞ്ജലി ചന്ദ്രന്‍! 2021ല്‍ ജീവിതം എങ്ങനെ മനോഹരമാക്കാന്‍ കഴിയും? മാന്നാർ: വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ. പെരിങ്ങാല ദേശത്തിനകത്ത് പന്തപ്ലാവിൽ ലക്ഷം വീട് കോളനിയിൽ അൻഷാദ് (29 ഭരണിക്കാവ് പളളിക്കൽ നാടു വിലേമുറി അജേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വീയപുരം മാന്നാർ റോഡിൽ പാവുക്കര ഭാഗത്ത് വീടിന്‍റെ മുമ്പിൽ നിന്ന യുവതിയോടു മാന്നാറിലേക്കു പോകുന്ന വഴി ബൈക്കിൽ വന്ന ഈ യുവാക്കൾ ചോദിച്ചു. യുവതി വഴി ചോദിക്കുന്നതിനിടയിൽ പിന്നിൽ ഇരുന്നയാൾ മാല പൊട്ടിക്കുകയും ബൈക്കിൽ കടന്നു കളയുകയുമായിരുന്നു. രണ്ടരപവൻ വരുന്ന മലയാണ് പൊട്ടിച്ചതെന്ന് കാട്ടി യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സിഐ സുരേഷ് കുമാർ, എസ് ഐ സുനു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു. അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod നിങ്ങൾ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയോ പക്വതയുള്ള കമ്പനിയോ ആണെന്നത് പ്രശ്നമല്ല, വെയർഹ house സ് ജോലികൾ, വെയർഹ house സ് ചെലവ് (തൊഴിൽ ചെലവും വാടകയും ഉൾപ്പെടെ) എന്നിവയിൽ നിങ്ങൾ നിരാശരാണെന്ന് കണ്ടെത്തിയാൽ, പ്രത്യേകിച്ചും നിങ്ങളുടെ സ്റ്റാഫ് ഒരു ദിവസം മുഴുവൻ കഠിനാധ്വാനം ചെയ്യുമ്പോൾ, പക്ഷേ ഇപ്പോഴും അവിടെയുണ്ട് ഓർഡറുകൾ, കൂടാതെ നിങ്ങളുടെ ബിസിനസ്സ് വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് സമയമില്ല, തുടർന്ന് നിങ്ങളുടെ ഓർഡർ പൂർത്തീകരണം ource ട്ട്‌സോഴ്‌സ് ചെയ്യേണ്ടതുണ്ടെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യമായ ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മനസ്സിലാക്കേണ്ട സമയമാണിത്. ഓർഡർ പൂർത്തീകരണം our ട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് തന്ത്രപരമായ തീരുമാനമാണ്, അത് ബിസിനസ്സ് വളർച്ചയ്ക്ക് അർത്ഥമാക്കുന്നു. നിങ്ങളുടെ ഓർഡർ വോളിയം നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതലാകുമ്പോൾ, സൺസോണെക്സ്പ്രസ് നിറവേറ്റൽ പ്രതീക്ഷിച്ച് നിങ്ങളുടെ ബിസിനസ്സും പ്രശസ്തിയും വളർത്തുന്നതിന് ഞങ്ങൾ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ചർച്ച ചെയ്യുക. ക്രോസ് ബോർഡർ ഇ-കൊമേഴ്‌സ് വിൽപ്പനയെക്കുറിച്ചും ലോജിസ്റ്റിക്‌സിനെക്കുറിച്ചും ഞങ്ങൾക്ക് മികച്ച അനുഭവമുണ്ട്, അത് നിങ്ങളുടെ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് സഹായിക്കും. Q3: ശരിയായ പൂർത്തീകരണ കമ്പനി എങ്ങനെ തിരഞ്ഞെടുക്കാം? നിങ്ങളുടെ പൂർത്തീകരണ സേവനങ്ങൾ ource ട്ട്‌സോഴ്‌സ് ചെയ്യാൻ നോക്കുമ്പോൾ, നിങ്ങൾ ഈ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്: വിലനിർണ്ണയ ഘടന: നിങ്ങൾ വിൽക്കുന്ന തരം ഇനങ്ങൾ (അളവ്, ഭാരം, ഉൽപ്പന്ന വിഭാഗം മുതലായവ അയച്ച ഇനങ്ങളുടെ വലുപ്പവും ഭാരവും അടിസ്ഥാനമാക്കി ഫീസ് അടയ്‌ക്കേണ്ടതിനാൽ നിങ്ങളുടെ പൂർത്തീകരണ ബജറ്റ് എന്താണെന്ന് പരിഗണിക്കുക. സാധനങ്ങൾ സംഭരിക്കുന്നതിനും നിങ്ങളുടെ ഇനങ്ങൾ തിരഞ്ഞെടുക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനുമുള്ള ചെലവുകൾ എന്താണെന്നും നിങ്ങൾ അറിയേണ്ടതുണ്ട്. മറഞ്ഞിരിക്കുന്ന ഏതെങ്കിലും ഫീസ്, ദീർഘകാല കരാർ തുടങ്ങിയവ. ഷിപ്പിംഗ് ഓപ്ഷനുകൾ: നിങ്ങൾ അന്തർ‌ദ്ദേശീയമായി വിൽ‌ക്കുകയാണെങ്കിൽ‌, പൂർ‌ത്തിയാക്കൽ‌ കമ്പനിക്ക് അന്തർ‌ദ്ദേശീയമായി ഷിപ്പിംഗ് ചെയ്യാൻ‌ കഴിയുമോയെന്ന് നിങ്ങൾ‌ ഉറപ്പാക്കേണ്ടതുണ്ട്. വെയർ‌ഹ house സ് സ്ഥാനം: പൂർ‌ത്തിയാക്കൽ‌ കേന്ദ്രം “വലത്” സോണുകളിൽ‌ സ്ഥിതിചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുക, കാരണം നിങ്ങളുടെ സാധനങ്ങൾ‌ പൂർ‌ത്തിയാക്കൽ‌ കമ്പനി ശേഖരിക്കേണ്ടതുണ്ടോ അല്ലെങ്കിൽ‌ നിർമ്മാതാവ് മിതമായ നിരക്കിൽ‌ അയച്ചിട്ടുണ്ടോ. കൂടാതെ വെയർഹ house സ് ലൊക്കേഷൻ എയർപോർട്ടിന് സമീപമാണെങ്കിൽ, ഉപഭോക്താക്കളെ അവസാനിപ്പിക്കുന്നതിന് വേഗത്തിൽ ഡെലിവറി ക്രമീകരിക്കുകയെന്നത് ഒരു വലിയ നേട്ടമാണ്. ഉപഭോക്തൃ പിന്തുണ: ഓർ‌ഡർ‌ ചെയ്യൽ‌, പൂർ‌ത്തിയാക്കൽ‌, ഡെലിവറി പ്രക്രിയ എന്നിവയിൽ‌ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ‌, നിങ്ങൾ‌ ആരോടെങ്കിലും സംസാരിക്കാനും പിന്തുണ തേടാനും ആഗ്രഹിക്കുന്നു, ഇത് നൽകേണ്ട അടിസ്ഥാന സേവനമാണ്. കൂടാതെ, നിങ്ങളുടെ താൽ‌പ്പര്യാർ‌ത്ഥം ഉപഭോക്താവിനെ (ഉദാ. ട്രാക്കിംഗ് ഓർ‌ഡറുകൾ‌) അവസാനിപ്പിക്കുന്നതിന് വിൽ‌പനാനന്തര സേവനം പൂർ‌ത്തിയാക്കാൻ‌ കമ്പനിക്ക് കഴിയുമെങ്കിൽ‌, തടസ്സരഹിതമായ സേവനം ലഭിക്കുന്നതിനുള്ള പ്രധാന നേട്ടമാണിത്. സംയോജനം: നിങ്ങൾ ഒരു മൂന്നാം കക്ഷി ദാതാവിനെ ഉപയോഗിക്കുന്നതിനാൽ, നിങ്ങളുടെ സിസ്റ്റം ഇതിനകം തന്നെ നിങ്ങളുടെ വെബ്‌സ്റ്റോർ, ആമസോൺ, ഇആർ‌പി പോലുള്ള വിപണനസ്ഥലങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോമുകൾ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ടോ അല്ലെങ്കിൽ പരിശോധിക്കുകയാണോ എന്ന് പരിശോധിക്കുക. ഏത് സമയത്തും എവിടെയും ഇൻവെന്ററി നിരീക്ഷിക്കുന്നതിലും പൂർ‌ത്തിയാക്കുന്ന പ്രക്രിയയിലും പൂർണ്ണമായ ദൃശ്യപരത അനുവദിക്കുകയാണെങ്കിൽ‌ അത് മികച്ചതായിരിക്കണം. മുകളിലുള്ള എല്ലാ പ്രധാന ഘടകങ്ങളും നൽകിയ സേവനത്തിന്റെ ഭാഗമാണ് സൺ‌സോണെക്സ്പ്രസ് പൂർത്തീകരണം. Q4: വെബിലൂടെ എന്റെ അക്കൗണ്ട് വിവരങ്ങൾ യഥാസമയം നേടാൻ കഴിയുമോ? അതെ. സൺ‌സോണെക്സ്പ്രസ്സ് സിസ്റ്റം എല്ലാ ഉപയോക്താക്കളെയും 24/7 തത്സമയ വിവരങ്ങളും ഇൻ‌വെന്ററി, ഓർ‌ഡർ‌ മാനേജുമെൻറിൻറെ പൂർണ നിയന്ത്രണവും അനുവദിക്കുന്നു. Q5: നിങ്ങൾക്ക് ഏത് തരത്തിലുള്ള സേവനം നൽകാൻ കഴിയും? വിതരണ ശൃംഖലയിലെ നിങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്ന വൈവിധ്യമാർന്ന സേവനങ്ങൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. 1. വെയർഹ house സ് പൂർത്തീകരണ സേവനത്തിൽ സ്വീകാര്യത, സംഭരണം, തിരഞ്ഞെടുക്കൽ, പായ്ക്ക് എന്നിവ ഉൾപ്പെടുന്നു. ഡ്രോപ്പ്-ഷിപ്പ് സഹായത്തിൽ വീണ്ടും പാക്കിംഗ്, ഏകീകരണം, ലേബലിംഗ്, അസംബ്ലി തുടങ്ങിയവ ഉൾപ്പെടുന്നു. 6. നിങ്ങളുടെ ചരക്കുകളുടെ പേയ്മെന്റ് ഏജന്റ്. Q6: ഞങ്ങളുടെ വെയർഹ house സ് സുരക്ഷിതമാണോ? ഞങ്ങളുടെ വെയർഹൗസിലെ ഉൽപ്പന്നങ്ങൾക്ക് ഞങ്ങൾ ഇൻഷുറൻസ് നൽകുന്നുണ്ടോ? ഞങ്ങളുടെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ധാരാളം സാധനങ്ങൾ ഉള്ളതിനാൽ അവ നഷ്ടപ്പെടുത്താൻ ഞങ്ങൾക്ക് കഴിയില്ല. Q7 sens സെൻസിറ്റീവ് വസ്തുക്കളുടെ ഷിപ്പിംഗ് നിങ്ങൾക്ക് സ്വീകരിക്കാമോ? അതെ, ബാറ്ററി, ലിക്വിഡ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, പൊടി തുടങ്ങിയവയുടെ ഷിപ്പിംഗ് ഞങ്ങൾക്ക് സ്വീകരിക്കാൻ കഴിയും. Q8 sh ഷിപ്പിംഗ് ഫീസോ മറ്റ് സേവന നിരക്കുകളോ എനിക്ക് എങ്ങനെ നൽകാനാകും? ഞാൻ ഈ ഫീസ് പ്രീപേ ചെയ്യണോ? അതെ, നിങ്ങൾ ഈ ഫീസ് പ്രീപേ ചെയ്യേണ്ടതുണ്ട്. പണമടയ്ക്കൽ, ബാങ്ക് കൈമാറ്റം, വയർ കൈമാറ്റം, ക്രെഡിറ്റ് കാർഡ്, പേപാൽ മുതലായവ വഴി നിങ്ങൾക്ക് ഞങ്ങൾക്ക് പണമടയ്ക്കാം. നിങ്ങളുടെ പേയ്‌മെന്റ് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങളുമായുള്ള നിങ്ങളുടെ അക്കൗണ്ടിന് അതേ തുക തന്നെ ക്രെഡിറ്റ് ചെയ്യും. ഞങ്ങൾ നിങ്ങൾക്കായി പാഴ്സലുകൾ അയയ്ക്കുമ്പോഴോ നിങ്ങൾക്കായി സേവനങ്ങൾ നൽകുമ്പോഴോ ഞങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം സ്വപ്രേരിതമായി കുറയ്ക്കും. കയറ്റുമതിയിലും സേവനങ്ങളിലും കാലതാമസം ഒഴിവാക്കാൻ, നിങ്ങളുടെ അക്കൗണ്ടിൽ മതിയായ ഫണ്ടുകൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇടപാട് വിശദാംശങ്ങളും നിങ്ങളുടെ അക്കൗണ്ടിന്റെ ബാലൻസും കാണുന്നതിന് നിങ്ങൾക്ക് ഞങ്ങളുടെ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാം. Q9 Chinese ചൈനീസ് വിൽപ്പനക്കാരിൽ നിന്ന് വാങ്ങാൻ എന്നെ സഹായിക്കാമോ? ചില ചൈനീസ് വിൽപ്പനക്കാർ വിദേശ പേയ്‌മെന്റുകൾ സ്വീകരിക്കുന്നില്ലെന്ന് നമുക്കറിയാം. സൺസോണെക്സ്പ്രസിന് "പേഴ്സണൽ ഷോപ്പർ" സേവനം നൽകാൻ കഴിയും, നിങ്ങൾക്ക് ഓർഡർ ചെയ്യാനും പണമടയ്ക്കാനും കഴിയും. Q10 multiple ഒന്നിലധികം പാക്കേജുകൾ സംയോജിപ്പിച്ച് ഒരു പാക്കേജായി ഫോർവേഡ് ചെയ്യണോ? സൺസോണെക്സ്പ്രസ് ഏകീകരണ സേവനം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ വിവിധ വിതരണക്കാരിൽ നിന്ന് വാങ്ങുകയാണെങ്കിൽ, അവരെല്ലാം എത്തുന്നതുവരെ ഞങ്ങൾക്ക് കാത്തിരിക്കാം, തുടർന്ന് അവയെ ഒരു ബോക്സിൽ കയറ്റി അയയ്ക്കുക. ഞങ്ങൾ ഇൻവോയ്സ് അയയ്‌ക്കില്ല, തുടർന്ന് നിങ്ങളുടെ പേയ്‌മെന്റിനായി കാത്തിരിക്കുക. ഞങ്ങൾ ഒരു പ്രീപെയ്ഡ് സിസ്റ്റം ഉപയോഗിക്കുന്നു. നിങ്ങളുടെ സൺ‌സോണെക്സ്പ്രസ്സ് അക്ക account ണ്ടിലേക്ക് നിങ്ങൾക്ക് ഫണ്ടുകൾ നിക്ഷേപിക്കാൻ കഴിയും, കൂടാതെ ഞങ്ങളുടെ സിസ്റ്റം നിങ്ങളുടെ അക്ക from ണ്ടിൽ നിന്ന് സ്വപ്രേരിതമായി ഫീസ് ഡെബിറ്റ് ചെയ്യും. ഞങ്ങളുടെ ഉപയോക്തൃ കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാൻ കഴിയും. നിങ്ങളുടെ അക്കൗണ്ടിലെ ശേഷിക്കുന്ന ബാലൻസ് നിങ്ങളുടെ ഭാവി ഇടപാടുകൾക്കായി ഉപയോഗിക്കും. സേവനത്തെ തടസ്സപ്പെടുത്താതിരിക്കാൻ മതിയായ ഫണ്ട് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. പേപാൽ വഴി നിങ്ങളുടെ അക്ക top ണ്ട് ടോപ്പ്-അപ്പ് ചെയ്യാൻ കഴിയും. പേയ്‌മെന്റ് സുരക്ഷിതമായി സമർപ്പിക്കാൻ, ഫീസ് അടയ്ക്കുന്നതിനും നിങ്ങളുടെ അക്ക top ണ്ട് ടോപ്പ് അപ്പ് ചെയ്യുന്നതിനും നിങ്ങൾക്ക് രണ്ട് രീതികളുണ്ട്: 1. ഞങ്ങൾക്ക് യഥാർത്ഥത്തിൽ ലഭിച്ചതിനെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ അക്കൗണ്ടിന് ക്രെഡിറ്റ് നൽകും. സാധാരണയായി, നിങ്ങൾ പേപാൽ ഇടപാട് ഫീസ് മൈനസ് അയച്ച തുകയായിരിക്കും. 2. നിങ്ങൾ യുഎസ്ഡിയിൽ അയയ്ക്കുകയാണെങ്കിൽ, ഞങ്ങൾ അത് ആർ‌എം‌ബിയിലേക്ക് പരിവർത്തനം ചെയ്യുകയും നിങ്ങളുടെ അക്കൗണ്ടിന് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. Karinchamundi Theyyam- കരിഞ്ചാമുണ്ടി തെയ്യം About Karim chamundi Theyyam – ഐതിഹ്യം ഉത്തര മലബാറിൽ കെട്ടിയാടുന്ന ഒരു അപൂർവ തെയ്യമാണ് കരിഞ്ചാമുണ്ടി തെയ്യം. കരിം ചാമുണ്ഡി ടി20 ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ഓപ്പണ്‍ ചെയ്യാന്‍ കോലിയില്ല സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാനാവും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദുബായ്: ടി20 ലോകപ്പിന്(ICC T20 World Cup 2021 മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ((Team India ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിനുശേഷം(IPL 2021) ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്(Eoin Morgan) വിശ്രമം നല്‍കിയപ്പോള്‍ ജോസ് ബട്‌ലറാണ്(Jos Buttler) ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ആയിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയെന്ന് ടോസ് സമയത്ത് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ഐപിഎല്ലിലെ ഫോം വെച്ചു നോക്കുമ്പോള്‍ രാഹുല്‍ അല്ലാതെ മറ്റൊരു കളിക്കാരെ ഓപ്പണര്‍ സ്ഥാനത്ത് ചിന്തിക്കാനാവില്ലെന്നും കോലി വ്യക്തമാക്കി. രാഹുലും രോഹിത്തും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ താന്‍ മൂന്നാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങുകയെന്നും കോലി പറഞ്ഞു. സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാനാവും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി 20യിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂർണമെന്‍റ് കൂടിയാണിത്. ഞായറാഴ്‌ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്. വിരാട് കോലി(ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. SAvIND ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും റിപ്പോര്‍ട്ട് INDvNZ അശ്വിന്റെ 'സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്' ചിത്രം ഏറ്റെടുത്ത് ഐസിസി; വൈറല്‍ ട്വീറ്റ് കാണാം IND v NZ ന്യൂസിലന്‍ഡിനെതിരെ ഹിമാലയന്‍ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്ഥാനം IND v NZ വിരാട് കോലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന് പത്താന്‍ INDvNZ വരും ദിവസങ്ങളില്‍, എല്ലാവര്‍ക്കും അവസരം ലഭിക്കും ഉറപ്പുനല്‍കി രാഹുല്‍ ദ്രാവിഡ് Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ ഇനി ഒറ്റക്ക് നേരെ ആക്കിക്കോ ഞാൻ പോവാ വണ്ടിയിൽ ഒരു ചവിട്ടും കൊടുത്ത് പാവാടയും പൊക്കിപ്പിടിച്ചു മണി മുന്നോട്ട് നടന്നു ഡീ ചവിട്ടി പോവരുതെന്ന് നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇരുന്നിടത്തു നിന്ന് എണീറ്റ് അയാള് പറഞ്ഞു പോ പിശുക്കൻ അപ്പാ തിരിഞ്ഞു നോക്കാതെ ഉറക്കെ വിളിച്ചു കൊണ്ട് ആ നീണ്ട പാതയിലൂടെ അവള് മുന്നോട്ടോടി അവിടെ എത്തിയാൽ വിളിക്കണേ മീര മോൾക്ക് വിളിക്കാൻ മറക്കണ്ട അല്ലെങ്കിലേ അവൾക്ക് പരാതി ആണ് സേതു വിളിച്ചു പറഞ്ഞു ഓ ഞാൻ വിളിച്ചോളാം അപ്പാ റ്റാറ്റാ കൈ വീശി കാണിച്ചു കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചു അവള് നടത്തത്തിന് സ്പീഡ് കൂട്ടി കേറുന്നതിന് മുന്നേ ബസിനെ ഒന്ന് ചവിട്ടിയിട്ടാണ് അവൾ ഏന്തി വലിഞ്ഞു കയറിയത് ഓഹ് ഇനി എഴുതി ഒട്ടിക്കണം പാലക്കാട്‌ to എറണാകുളം വരെ മണിമിത്ര ഈ സീറ്റ് ബുക്ക്‌ ചെയ്‌തെന്ന് എന്നും ഇരിക്കുന്ന സ്ഥലത്ത് വേറൊരു സ്ത്രീയെ കണ്ടതും അവൾ പിറുപിറുത്തു പതിയെ അവരെ നോക്കി പുഞ്ചിരിച്ചു മനസ്സിൽ പ്രാകി കൊണ്ട് സീറ്റിലേക്ക് അവൾ അമർന്നിരുന്നു ഓഹ് വിൻഡോ തുറന്നെങ്കിലും ഇട്ടൂടെ ശ്വാസം മുട്ടി ചാവും മനുഷ്യൻ പതിവ് കാഴ്ച കാണാൻ പറ്റാത്തത് കൊണ്ടും വീട്ടിൽ നിന്ന് പോന്നത് കൊണ്ടുമുള്ള ദേഷ്യത്തിൽ തനിയെ മിത്ര ഓരോന്ന് പറഞ്ഞു കൂട്ടി ഇരുന്നിട്ടും ഇരുപ്പുറക്കാത്തത് കൊണ്ട് പതിയെ കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നു പിന്നെ തുടങ്ങി പണി.. ആ അതന്നെ അടുത്തിരിക്കുന്ന ആള് എണീറ്റ് പോവാൻ വേണ്ടി ചെയ്യുന്ന സ്ഥിരം പരിപാടി ഉറക്കം തൂങ്ങി അവരുടെ മേലിലേക്ക് വിസ്തരിച്ചു തല വെച്ചു കിടന്നു ആദ്യമൊക്കെ ആ സ്ത്രീ കാര്യം ആക്കിയില്ലെങ്കിലും പതിയെ പതിയെ അവരിൽ നിന്നും തട്ടലും മുട്ടലും തുടങ്ങി ആട്ടമുണ്ടെന്ന് കണ്ടതും മിത്ര വീണ്ടും പണി തുടങ്ങി ശോ ഈ കൊച്ചിത് എടി പെണ്ണെ ആ സ്ത്രീ തട്ടി വിളിച്ചതും ഉറക്കത്തിൽ എന്ന പോലെ മിത്ര കണ്ണും മിഴിച്ചു നോക്കി ഒന്നങ്ങോട്ട് മാറി കിടന്നേ കൊച്ചേ എന്തായിത് അല്ലേൽ വേണ്ട മാറങ്ങോട്ട് ഞാൻ അങ്ങ് പോയേക്കാം നീ വിസ്തരിച്ചു കിടക്ക് അരോചകത്തോടെ അവര് പറഞ്ഞു ആ അതാ നല്ലത് മിത്ര തല വെട്ടിച്ചു കൊണ്ട് പറഞ്ഞു എന്ത് കൂർപ്പിച്ചു നോക്കിക്കൊണ്ട് അവര് ചോദിച്ചു പൊക്കൊളു ഞാൻ മാറി തരാം എന്ന് പറഞ്ഞതാ നന്നായി ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു ഹ്മ്മ് കെറുവിച്ചു കൊണ്ട് ആ സ്ത്രീ പെട്ടിയും പ്രമാണവും എടുത്ത് അവളുടെ തൊട്ട് പുറകിലെ സീറ്റിൽ പോയിരുന്നു ഓഹ് ഇന്നോ നാളെയോ എന്ന് പറഞ്ഞിരിപ്പാ അമ്മച്ചി എന്നിട്ടും പ്രൗഢി കണ്ടില്ലെ അവരെ നോക്കി കൊണ്ട് പറഞ്ഞു മിത്ര വേഗം തന്നെ വിൻഡോ സൈഡിലേക്ക് നെരങ്ങിയിരുന്നു വിൻഡോ തുറന്നിട്ടു ആഹാ ഇത്രെയും നല്ല കാറ്റും സാഹ്‌നായാവും ഉണ്ടായിട്ടാ പരട്ട തള്ള ഇതും പൂട്ടിയിരുന്നെ വിൻഡോയിലേക്ക് മുഖം ചേർത്ത് വെച്ച് കണ്ണടച്ച് തഴുകി വരുന്ന കാറ്റ് ആസ്വദിച്ചു അവൾ ഇരുന്നു ഇന്ന് അവരെയും വെറുപ്പിച്ചു വിട്ടോ മുന്നിൽ നിന്നും സൗണ്ട് കേട്ടതും മിത്ര കണ്ണ് തുറന്നു കൊണ്ട് സംശയത്തോടെ നോക്കി അല്ല അവരവിടെ ഇരുന്ന് നിന്നെ കൊലവിളി നടത്തുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു അതിലും നല്ല കൊലവിളി ഞാൻ കുറച്ച് മുന്നേ നടത്തിയതേ ഉള്ളൂ അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു ഇന്നെന്താ കടലമിട്ടായിക്ക് ഇത്ര ഗൗരവം ഓ വീട്ടിൽ നിന്ന് എന്ന് വരുമ്പോഴും മുഖം ഒരു കൊട്ടക്ക് ആണല്ലോ ഞാൻ അത് മറന്നു ഡോർ സ്റ്റെപ്പിൽ തന്നെ നിലയുറപ്പിച്ചു അവളെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു Don't Call me കടലമിട്ടായി 😡😡 ആനവണ്ടി ദേഷ്യത്തോടെ അവൾ പുറത്തെ കാഴ്ചകളിലേക്ക് മിഴിയൂന്നി പൈസ തന്നാൽ എനിക്ക് ടിക്കറ്റ് തന്ന് പോവാമായിരുന്നു.. എനിക്കാരുടെയും വീർത്ത മുഖം കാണണ്ടെയ് അയാൾ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു ഇന്നാ ടിക്കറ്റ് താ ബാഗ് തുറന്നു പൈസ എടുത്ത് നീട്ടി കൊണ്ട് അവൾ പറഞ്ഞു ഓഹ് ഇന്നാ ടിക്കറ്റ് അവൾ നീട്ടിയ പോലെ തന്നെ ടിക്കറ്റ് നീട്ടി കൊണ്ട് അയാൾ പറഞ്ഞു അയാളുടെ കയ്യിലേക്ക് ശ്രദ്ധ ഊന്നിയതും പതിവ് കാണാത്തത് കൊണ്ട് മിത്ര തലയുയർത്തി നോക്കി വേഗം വാങ്ങ് എനിക്ക് വേറെ ആളുടെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാൻ ഉള്ളതാ വേറെ എങ്ങോട്ടോ ശ്രദ്ധയൂന്നി കൊണ്ട് അയാൾ പറഞ്ഞു ഹും ദേഷ്യത്തോടെ മുഖം കോട്ടി ടിക്കറ്റ് പിടിച്ചു വലിച്ചു ചുരുട്ടി ജനൽ വഴി പുറത്തേക്കെറിഞ്ഞു അവൾ തല ചായ്ച്ചു കിടന്നു മടിയിലേക്ക് എന്തോ വീണതും കണ്ണ് പാതി തുറന്നു കൊണ്ട് അവൾ നോക്കി പതിയെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു അവളത് കൈക്കുള്ളിൽ ആക്കി അയാളെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് അയാൾ പുറകിലേക്ക് പോയി ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി ആദ്യമായി കൊച്ചിയിലേക്ക് കാലുകുത്തിയപ്പോൾ കയറിയ ബസിൽ ചില്ലറക്ക് പകരം കണ്ടക്ടർ കൊടുത്തത് ഒരു രൂപയുടെ കടലമിട്ടായി അന്ന് ബസിൽ കിടന്നു തല കുത്തി മറിഞ്ഞു ബാക്കി കിട്ടാൻ ഉള്ള പൈസ അയാളിൽ നിന്ന് മേടിച്ചു കൂടെ അവളുടെ പ്രിയപ്പെട്ട കടലമിട്ടായിയും അന്ന് തുടങ്ങിയ പതിവാണ് ടിക്കറ്റിനൊപ്പം അവൾക്ക് കിട്ടുന്ന കടലമിട്ടായി പറ്റിക്കാൻ വേണ്ടി ചില ദിവസങ്ങളിൽ കൊടുക്കാതെ ഇരിക്കുമെങ്കിലും ഇറങ്ങാൻ നേരം ആയാൽ അയാളുടെ കയിൽ ഉണ്ടാവും അവൾക്കായി കരുതിയ കടലമിട്ടായി പരസ്പരം പേരറിയില്ലെങ്കിലും അറിയാൻ ആഗ്രഹമുണ്ടെങ്കിക്കും ഇതുവരെ അവര് പേരറിയാൻ ഒരു ശ്രമം നടത്തിയിട്ടില്ല ആ ചെറുപ്പക്കാരന് അവളെപ്പോഴും കടലമിട്ടായി ആണ് അവൾക്കവൻ ആനവണ്ടിയും ആർത്തിയോടെ അവളാ മിട്ടായി കടിച്ചു പൊട്ടിച്ചു വായിലാക്കി കറുമുറെ കഴിച്ചു പെട്ടെന്നെന്തോ മനസ്സിൽ സങ്കടം കുമിഞ്ഞു കൂടിയതും വേഗം ഫോൺ കയിൽ പിടിച്ചു കുട്ടൂസിന്റെ ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടു മിസ്സ്‌ യൂ ഡാ എന്ന് എഴുതി പൊലിപ്പിച്ചു വീട്ടിൽ നിന്ന് പോരുന്ന ദിവസം രണ്ട് വർഷത്തോളം ആയി മിത്രയുടെ സ്ഥിരം സ്റ്റാറ്റസും ക്യാപ്ഷനും ഇതാണ് 🤩 ദീർഘ നേരത്തെ യാത്ര ഉള്ളത് കൊണ്ട് ചെവിയിൽ ഹെഡ് സെറ്റ് തിരുകി ഇത്രേം കാലം കൊണ്ട് ഒപ്പിയെടുത്ത കുട്ടൂസിന്റെ ഓരോ കൊഞ്ചലുകളും ഫോണിലൂടെ കേട്ട് കൊണ്ടിരുന്നു അതിൽ ലയിച്ചു പുഞ്ചിരിയോടെ അവൾ കണ്ണുകൾ അടച്ചു നാളെ പരീക്ഷ ആണ് അതിന്റെ വല്ല വിചാരവും ഉണ്ടോ എന്നിട്ട് കുട്ടൂസിന്റെ സൗണ്ടും കേട്ടിരിക്കുന്നു മിത്രയുടെ ചെവിയിൽ നിന്നും ഒരു ഇയർ ഫോൺ ഊരി ചെവിയിൽ വെച്ച് കേട്ടപ്പോൾ മിത്രയെ തട്ടി വിളിച്ചു കൊണ്ട് ദിച്ചി പറഞ്ഞു ഇത്‌ ദീക്ഷിത അലക്‌സി മിത്രക്ക് ഡിഗ്രി കാലഘട്ടത്തിൽ കിട്ടിയ ചങ്കത്തി ആള് പകുതി ക്രിസ്ത്യനും പകുതി ഹിന്ദുവും ആണ് അപ്പൻ നസ്രാണി അലക്സിയും അമ്മ നായര് ലീനയും വല്യേട്ടന്റെ ഭാഷയിൽ ക്രിന്ദു 😪 ആ അതന്നെ മതിൽ ജമ്പ് ആയിരുന്നു രണ്ടാളും അവൾക്കൊരു ചേട്ടൻ mr ദീപൻ അലക്സി അച്ചായത്തിക്ക് കള്ള് കണ്ടാൽ പ്രാന്താണ് 😇😇 നീയെപ്പോ കേറി ഫോൺ എടുത്ത് ബാഗിൽ വെച്ച് കൊണ്ട് മിത്ര ചോദിച്ചു ഞാൻ എന്റെ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ കയറി ഇളിച്ചു കൊണ്ട് അവൾ പറഞ്ഞു യ്യോ ചീഞ്ഞ കോമഡിയുമായി വന്നേക്കുന്നു ഒഞ്ഞു പോടീ മുഖം തിരിച്ചു അവളിരുന്നു ഇന്നെന്താ നിന്റെ കൂട്ടുകാരിക്ക് ഇത്ര ഗൗരവം കണ്ടക്ടർ ദിച്ചിയുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു രണ്ടാഴ്ചത്തെ സസ്‌പെൻഷനും അതിന്റെ കൂടെ സ്റ്റഡി ലീവും കഴിഞ്ഞു അനിയനെ പിരിഞ്ഞു വരുവല്ലേ അതിന്റെയാ നാളെ ആ കോളേജ് കാണുമ്പോൾ അവൾ ഫോം ആയിക്കോളും വായ പൊത്തി ചിരിച്ചു കൊണ്ട് ദിച്ചി പറഞ്ഞു അത് പിന്നെ അങ്ങനെ ആണല്ലോ ഈ പോക്കിലും തിരിച്ചു വീട്ടിലേക്ക് വരുന്ന വരവിലും അല്ലെ ഇവളെ ഈ കോലത്തിൽ കാണാൻ പറ്റൂ അല്ലെങ്കിലോ ഓഹ് തലക്കും കൈ കൊടുത്ത് അയാൾ പറഞ്ഞു ഇയാൾ ഇയാളുടെ കാര്യം നോക്കി പോയെ പൈസ കിട്ടിയില്ലേ. ഇനി സ്ഥലം വിട് ദിച്ചി നീ ഒന്ന് മിണ്ടാതെ ഇരുന്നേ എനിക്ക് കുറച്ച് സമാധാനം വേണം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവൾ മിഴികൾ പൂട്ടി ഓ ഞാൻ പോവാ ഇനി നിന്നാൽ എന്നേ ഇങ്ങനെ കാണാൻ പറ്റില്ല അതും പറഞ്ഞു കൈ കൂപ്പി അയാൾ വേഗം സ്ഥലം കാലിയാക്കി ✨️✨️✨️ ഹോസ്റ്റലിലേക്ക് എത്തിയപ്പോഴേക്കും സമയം 7 കഴിഞ്ഞിരുന്നു വേഗം തന്നെ മിത്ര ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു എത്തിയ കാര്യം പറഞ്ഞു ഓ മുന്നിൽ തന്നെ ഉണ്ടോ പൂതന ഇത്‌ മേട്രൻ ആണോ അതോ വേറെ വല്ല ജീവിയും ആണോ ഫോൺ വെച്ച് നോക്കിയതും അകത്തേക്ക് പോവാൻ ഉള്ള പടിക്കെട്ടിൽ നിൽക്കുന്ന മേട്രനെ നോക്കി മിത്ര പുലമ്പി നീ ഒന്ന് മിണ്ടാതെ വന്നേ മിത്രേ അവരെന്തെങ്കിലും പറയും നീ അതൊക്കെ ഈ ചെവിയിലൂടെ കേട്ട് മറ്റേ ചെവി വഴി പറത്തി വിട്ടോണം കേട്ടല്ലോ മിത്രയുടെ കയ്യും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു വന്നോ മണിമിത്ര കോളേജിലെ പേടി സ്വപ്നം എങ്ങനെ ഉണ്ടായിരുന്നു സസ്‌പെഷനിൽ ഇരുന്ന രണ്ടാഴ്ച വന്നതേ കുത്തി കുത്തി ഉള്ള മേട്രന്റെ പറച്ചില് മിത്രയെ ചൊടിപ്പിച്ചു എങ്ങനെ ഉണ്ടായിരുന്നെന്നോ എന്റെ പേക്രോം മേട്രനെ നിങ്ങടെ ഈ ചീവീട് പോലെയുള്ള സൗണ്ട് കേക്കാത്തത് കൊണ്ട് തന്നെ ചെവിക്ക് നല്ല സുഖം ആയിരുന്നു.. പിന്നെ ഇവിടുത്തെ പോലെ അല്ല അമ്മയുടെ നല്ല ഫുഡും ഓഹ് നോക്കിക്കേ ഞാൻ ഒന്ന് തടിച്ചില്ലേ പുച്ഛിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു മേട്രന്റെ മുഖത്തെ പുച്ഛം മാറി മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു വല്ല കാര്യവും ഉണ്ടായിരുന്നോ നിങ്ങൾക്കെന്താ അവളുടെ വായിൽ നിന്നും എന്തെങ്കിലും കേട്ടില്ലേൽ ഉറക്കം വരില്ലേ ദിച്ചി കളിയാക്കി കൊണ്ട് ചോദിച്ചു മേട്രൻ കണ്ണുരുട്ടി നോക്കിയതും മിത്രേ എന്നും വിളിച്ചു ദിച്ചി കോണിപ്പടി ചാടി കേറി ഇന്നേതാടി ദിവസം റൂമിലേക്ക് ഓടിക്കിതച്ചു ദിച്ചി വന്നതും മിത്ര ചോദിച്ചു സൺ‌ഡേ അറിയാലോ ഇന്ന് ഒണക്ക ചപ്പാത്തി ആണ് ബെഡിലേക്ക് മലർന്നടിച്ചു വീണ് കൊണ്ട് ദിച്ചി പറഞ്ഞു കണ്ണൂർ ‍ജില്ലയിലാണ് ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മാടായിക്കാവ് ഭദ്രകാളിക്ഷേത്രം. കണ്ണൂരില്‍നിന്നും പഴയങ്ങാടി വഴിയുള്ള പയ്യന്നൂര്‍ റൂട്ടില്‍ എരിപുരത്താണ് ക്ഷേത്രം. ജില്ലാ തലസ്ഥാനമായ കണ്ണൂരില്‍നിന്നും 22 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കേരളത്തിലെ ആദ്യത്തെ ഭദ്രകാളിക്ഷേത്രം കൊടുങ്ങല്ലൂരിലും രണ്ടാമത്തെ ദ്രകാളിക്ഷേത്രം മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ രണ്ടു ക്ഷേത്രങ്ങളില്‍നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച അനേകം ക്ഷേത്രങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം കാണാം. ചിറയ്ക്കല്‍ കോവിലകത്തിന്റെപരദേവതയാണ് മാടായിക്കാവിലമ്മ. മാടായി തിരുവര്‍ക്കാട്ടുകാവ് എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീര്‍ത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിച്ചുപോയ ക്ഷേത്രം ചിറയ്ക്കല്‍ കോവിലകത്തെ “കൂനന്‍’ രാജാവിന്റെ കാലത്ത് പുതുക്കിപ്പണിതു എന്നും തുകലശ്ശേരി കുഴിക്കാട്ട് ഗൃഹത്തില്‍ ജനിച്ച മഹേശേവരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കടുശര്‍ക്കരയോഗ വിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം. മഹേശ്വരന്‍ ഭട്ടതിരിപ്പാട് കൊല്ലവര്‍ഷം 970-ലാണ് ജനിച്ചത്. 1040 മിഥുനത്തിലെ ശുക്ലസപ്തമി ദിവസമായിരുന്നു മരണം. അദ്ദേഹത്തിന്റെ കൃതിയാണ് “കുഴിക്കാട്ടുപച്ച.’ ഭദ്രകാളിക്ഷേത്രമെന്നാണ് മാടായിക്കാവ് അറിയപ്പെടുന്നതെങ്കിലും ക്ഷേത്രനാഥന്‍ ശിവനാണ്. ശിവക്ഷേത്രത്തില്‍ ശിവന്റെ ശ്രീകോവിലിന് തെക്കു ഭാഗത്ത് പടിഞ്ഞാട്ടു ദര്‍ശനമായിട്ടാണ് ഭദ്രകാളി പ്രതിഷ്ഠ. ശിവന്‍ കിഴക്കോട്ടാണ് ദര്‍ശനം. കൊടുങ്ങല്ലൂരിലും ആദ്യം ഇതുപോലെയായിരുന്നു. പിന്നീട് പടിഞ്ഞാട്ട് ദര്‍ശനമായ ഭദ്രകാളിയുടെ ശ്രീകോവില്‍ അടച്ച് മറ്റൊരു ശ്രീകോവിലില്‍ വടക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചതാണ്. ഭദ്രകാളിക്ക് പിടാരന്മാരുടെ ശാക്തേയ പൂജയാണ്. ഭദ്രകാളിയുടെ ശ്രീകോവിലിനു മുന്നില്‍ അഴിയടിച്ച മുറിയില്‍ ഭഗവതിയുടെ ലോഹവിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന് നമ്പൂതിരിമാരുടെ സാത്വികപൂജയാണ്. ഈ പൂജ കഴിഞ്ഞേ പിടാരന്മാര്‍ ശാക്തേയപൂജ നടത്താറുള്ളൂ. കൊടുങ്ങല്ലൂരില്‍ പടിഞ്ഞാട്ട് ദര്‍ശനമായിരുന്ന ശ്രീകോവില്‍ അടച്ച് വടക്കോട്ടു ദര്‍ശനമായി സപ്തമാതൃക്കളില്‍ ഒരാളായി സങ്കല്പിച്ച് ഭദ്രകാളിയെ പ്രതിഷ്ഠിച്ചതോടെ പൂജാവിധാനങ്ങളും മാറ്റി എന്നു കരുതുന്നു. ഒരേ ശ്രീകോവിലിലാണ് അവിടെ നമ്പൂതിരിമാരും, അടികള്‍മാരും പൂജ നടത്തുന്നത്. കോലസ്വരൂപത്തിന്റെ പരദേവതയായ മാടായിക്കാവിലമ്മയെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്താണ് പ്രതിഷ്ഠിച്ചിരുന്നത്. സപ്തമാതൃക്കളിലെ വാരാഹിയായിട്ടായിരുന്നു സങ്കല്പം. മൂന്നാംപരശുരാമാബ്ദം 520-ല്‍ കേരളന്‍ കോലത്തിരിയുടെ കാലത്ത് ആ വാരാഹിയെ അദ്ദേഹം ഭദ്രകാളി സങ്കല്പത്തില്‍ ഇന്നു കാണുന്ന ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. മാടായിക്കാവിലെ ഭദ്രകാളി വിഗ്രഹത്തിന് നാലു കൈകളേ ഉള്ളൂ. ഇതിനടുത്ത് സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സപ്തമാതൃക്കള്‍ക്കും കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ്. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് തീപിടുത്തത്തെ ചെറുക്കാനാകും എന്നാണ് പഴമ. ശാസ്താവും ക്ഷേത്രപാലനുമാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. മീനത്തിലെ കാര്‍ത്തികമുതല്‍ പൂരംവരെയാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തിന് തിടമ്പ് നൃത്തമാണ്. ആനയില്ല. മകരത്തില്‍ പാട്ടുത്സവമുണ്ട്. ഇടവമാസത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടമാണ് ക്ഷേത്രത്തില്‍ ഏറ്റവും പെരുങ്കളിയാട്ടത്തിന് ഏഴു കോലങ്ങളുണ്ടാകും. തിരുവര്‍ക്കാട് ഭഗവതി എന്ന മാടായിക്കാവിലമ്മയുടേതാണ് പ്രധാന കോലം. തായിപ്പരദേവത, കളരിയില്‍ ഭഗവതി, സോമേശ്വരി, ചുഴലിഭഗവതി, പാടിക്കുറ്റിയമ്മ, വീരചാമുണ്ഡി എന്നീ ദേവതകളുടേതാണ് മറ്റു കോലങ്ങള്‍. കോലങ്ങളില്‍ വീരചാമുണ്ഡിയുടെ കോലം ചങ്കത്താന്മാരും മറ്റു കോലങ്ങള്‍ പെരുവണ്ണാന്‍ സമുദായക്കാരുമാണ് കെട്ടേണ്ടത് എന്നു നിശ്ചയമുണ്ട്. തെയ്യക്കോലങ്ങള്‍ കെട്ടിയിരുന്നവര്‍ക്ക് ചിറയ്ക്കല്‍ രാജാവ് നല്കിയിരുന്ന ഏറ്റവും വലിയ അംഗീകാരം “മാടായി പെരുവണ്ണാന്‍’ എന്ന സ്ഥാനമാണ് എന്നറിയുമ്പോഴാണ് ഈ ക്ഷേത്രത്തിലെ കോലം കെട്ടിയാടുന്നവര്‍ക്ക് സമൂഹത്തിലുള്ള അംഗീകാരം എത്രയാണെന്നു മനസ്സിലാകുക. പഴയകാലത്ത് ഈ ക്ഷേത്രത്തിലെ കലശം കഴിഞ്ഞാല്‍ നാടുവാഴികളുടെ സംഘങ്ങള്‍ തമ്മിലുള്ള “കലശത്തല്ലും’ ക്ഷേത്രത്തില്‍ നടന്നിരുന്നു എന്നു പുരാവൃത്തമുണ്ട്്. വലിയാരടിപൂജയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. വസൂരി വന്നാല്‍ മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നേദിക്കുക എന്നതും പഴയകാലത്തെ പ്രധാന വിശ്വാസങ്ങളിലൊന്നായിരുന്നു. ക്ഷേത്രത്തിലെ പിടാരന്മാരുടെ പൂജയ്ക്ക് ചില പ്രത്യേകതകളുണ്ട്. പന്തീരടിപൂജ ഉച്ചയ്ക്കാണ് നടത്തുക. ഉച്ചപ്പൂജ വൈകിട്ടും. സാധാരണ സാത്വിക സമ്പ്രദായത്തിലുള്ള പൂജകള്‍ നടത്തുമ്പോള്‍ പന്തീരടിപൂജ രാവിലെയും ഉച്ചപ്പൂജ ഉച്ചയ്ക്കുമാണ്. ഇവിടെ നടത്തുന്ന പിടാരപൂജയ്ക്ക് മധുമാംസനേദ്യവുമുണ്ട്. കോലസ്വരൂപത്തില്‍നിന്നും തിരുവിതാംകൂറിലേക്ക് ദത്തുണ്ടായപ്പോള്‍ മാടായിക്കാവിലമ്മയെ ആറ്റിങ്ങലില്‍ ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിരുന്നു. ദത്തുകൊടുത്ത രാജകുമാരിക്ക് എന്നും ആരാധിക്കാനാണ് അവരുടെ ആഗ്രഹപ്രകാരം ആറ്റിങ്ങലിലും മാടായിക്കാവിന്റെ തനിപ്പകര്‍പ്പ് സൃഷ്ടിച്ചതത്രെ. ക്ഷേത്രപൂജാരികളെയും വാദ്യക്കാരെയും ക്ഷേത്രജീവനക്കാരെയും മാടായിക്കാവില്‍നിന്നും കൊണ്ടുപോയി എന്നാണ് കഥ. മാടായി തിരുവര്‍ക്കാട്ടുകാവിന്റെ പതിപ്പാണ് ആറ്റിങ്ങല്‍ തിരുവര്‍ക്കാട്ടുകാവ്. ആ ലോട്ടറിക്ക് ജീവന്റെ വില നറുക്കെടുപ്പിലൂടെ കുരുന്നിന് ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന് Keralabhooshanam Daily ആ ലോട്ടറിക്ക് ജീവന്റെ വില നറുക്കെടുപ്പിലൂടെ കുരുന്നിന് ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന് Home/NEWS/BREAKING NEWS/ആ ലോട്ടറിക്ക് ജീവന്റെ വില… നറുക്കെടുപ്പിലൂടെ കുരുന്നിന് ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന് ആ ലോട്ടറിക്ക് ജീവന്റെ വില… നറുക്കെടുപ്പിലൂടെ കുരുന്നിന് ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന് കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ലോട്ടറി നറുക്കെടുപ്പിലൂടെ ഒരു വയസ്സുകാരിക്ക് ചികിത്സയ്ക്ക് ആവശ്യമായ 16 കോടി വില വരുന്ന മരുന്ന് ലഭിച്ചു. അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എം എ) രോഗത്തോടെയാണ് സൈനബ് എന്ന ഒരു വയസ്സുകാരി ജനിക്കുന്നത്. ജനിതകവൈകല്യംമൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. ജീന്‍ തെറാപ്പി പോലുള്ള വിലകൂടിയ ചികിത്സയാണ് ഈ രോഗത്തിന് പരിഹാരം. പതിനായിരം കുഞ്ഞുങ്ങളില്‍ ഒരാള്‍ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികള്‍ ചലനശേഷിയില്ലാതായി ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. തുടര്‍ന്ന് ശ്വാസതടസ്സമുണ്ടാകുന്ന അവസ്ഥയിലാകും. ചികിത്സയ്ക്ക് ലോകത്തിലെ ഏറ്റവുംവിലകൂടിയ സോള്‍ഗെന്‍സ്മ എന്ന മരുന്നുമാത്രം. ജീന്‍ തെറാപ്പിക്ക് ഉപയോഗിക്കുന്ന സോള്‍ഗെന്‍സ്മയുടെ ഒരു ഡോസിന് 16 കോടിയാണ് വില. ഈ തുക കണ്ടെത്താന്‍ സൈനബിന്റെ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. ഇവരുടെ ആദ്യത്തെ കുഞ്ഞ് 2018ല്‍ എസ്എംഎ ബാധിച്ച് മരണമടയുകയായിരുന്നു. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ പിതാവ് അബ്ദുല്ലയും മാതാവ് അയിഷയും പല വാതിലുകളും മുട്ടിനോക്കി. പ്രധാന മന്ത്രിയുടെ ഓഫീസിലടക്കം അവര്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തി. ഈ അവസരത്തിലാണ് സോള്‍ഗെന്‍സ്മ നല്‍കിയതിലൂടെ സുഖം പ്രാപിച്ച മറ്റൊരു കുഞ്ഞിനെ പറ്റി സൈനബിന്റെ പിതാവ് അബ്ദുല്ല അറിയാന്‍ ഇടയായത്. തുടര്‍ന്ന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എം എ) രോഗത്തിന് ചികിത്സാ സഹായം നല്‍കുന്ന സംഘടനയായ കെയര്‍ എസ്എംഎയില്‍ കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച ആ സന്തോഷ വാര്‍ത്ത അവരെ തേടി എത്തി. മറ്റ് മൂന്ന് കുട്ടികളോടൊപ്പം സൈനബിനും നറുക്കെടുപ്പിലൂടെ 16 കോടി വിലവരുന്ന സോള്‍ഗെന്‍സ്മ ലഭിച്ചു എന്ന വാര്‍ത്ത. മരുന്ന് ലഭിച്ച ഇന്നലെ തന്നെ കുഞ്ഞിന് ജീന്‍ തെറാപ്പി ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലാണ് സൈനബ് ഇപ്പോള്‍ ചികിത്സയിലുള്ളത്. വനിത കോണ്‍സ്റ്റബിളിനെ പോലീസുകാരനായ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തു; പിന്നാലെ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി 'വരവായി നീ' വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒന്നിച്ച ഗാനം എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ… സൂം മീറ്റിംഗിനിടെ സ്വയംഭോഗം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ പണിപോയി കാര്‍ഷിക നിയമം: അനിശ്ചിതകാല നിരാഹാര സമരത്തില്‍നിന്ന് പിന്മാറുന്നതായി അണ്ണാ ഹസാരെ നേതാക്കള്‍ക്ക് വേണ്ടത് കൂടെ കിടക്കുന്ന സ്ത്രീകളെ; വനിതാ സഖാവിന്റെ തുറന്നു പറച്ചിലില്‍ ഞെട്ടി സിപിഎം നേതൃത്വം പ്രശ്‌നങ്ങള്‍ പരിഹരിച്ചു, തൃണമൂല്‍ കോണ്‍ഗ്രസില്‍തന്നെ തുടരുമെന്ന് ശതാബ്ദി റോയ് എംപി ആള്‍ദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വിറ്റും ഹോട്ടലില്‍ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു! വട്ടിയൂര്‍ക്കാവിലെ ആള്‍ദൈവത്തെ കുറിച്ച് കൂടുതല്‍ അറിയാം വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍ ആള്‍ദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വിറ്റും ഹോട്ടലില്‍ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു! വട്ടിയൂര്‍ക്കാവിലെ ആള്‍ദൈവത്തെ കുറിച്ച് കൂടുതല്‍ അറിയാം വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍ ഒമിക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ് കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കൊവിഡ്; മരണം 96 പെരിയ ഇരട്ടക്കൊല കേസ്; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആറുപതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞ ഈ സന്ദർഭത്തിൽ ഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌ക്കാരിക പശ്ചാത്തലം ബ്രിട്ടീഷ്‌ ഇന്ത്യയുടേതിന്‌ സമാനമോ അതിലേറെ പരിതാപകരമോ ആയിത്തീർന്നിരിക്കുകയാണെന്ന്‌ പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയുണ്ടെന്ന്‌ തോന്നുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനത്തെ നയിച്ച അനുരഞ്ജനപരവും അനനുരഞ്ജനപരവുമായ (Compromising and Uncompromising) രാഷ്‌ട്രീയ ധാരകളിലെ എല്ലാ നേതാക്കളും ജീവനും ജീവിതവും ഹോമിച്ച അസംഖ്യം സ്വാതന്ത്ര്യസമരസേനാനികളും നെഞ്ചിൽ പേറിയിരുന്ന ഒരു സ്വപ്‌നമായിരുന്നു, എല്ലാവർക്കും തൊഴിലും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും കിടപ്പാടവും ഉറപ്പാക്കപ്പെടുന്ന ഒരു സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്‌നം. പക്ഷേ നാട്ടിൽ രാഷ്‌ട്രീയാധികാരം തട്ടിയെടുത്ത പുതിയ ഇന്ത്യൻ ചൂഷകവർഗ്ഗം മാറി മാറി പ്രതിഷ്‌ഠിച്ച വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരുകളിലൂടെ തങ്ങളുടെ മൂലധന വ്യവസായിക വാണിജ്യ വിപുലീകരണ താല്‌പര്യാർത്ഥം ഇവിടെ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ മുതലാളിത്ത വികസന നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വെറും പുഴുക്കളേപ്പോലെ ജനിച്ചു മരിക്കാൻ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ഒരു ശരാശരി ഇന്ത്യാക്കാരന്റെ പ്രതിശീർഷ വരുമാനം, കേന്ദ്രത്തിലെ പഞ്ചായത്തീരാജ്‌ മന്ത്രി അടുത്തയിടെ പ്രസ്‌താവിച്ച കണക്കനുസരിച്ച്‌ ഇരുപത്‌ രൂപയിൽ താഴെയാണ്‌ അതിൽതന്നെ വലിയൊരു സംഖ്യ 9 രൂപയിലും താഴെ നിത്യവരുമാനം കൊണ്ടാണ്‌ കഴിഞ്ഞുകൂടുന്നതെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ശരാശരി 15 രൂപ വച്ചു കൂട്ടിയാലും ഇവരുടെ വാർഷിക പ്രതിശീർഷവരുമാനം 5400 രൂപയാണ്‌. എന്നാൽ ലോകത്തെ അതിസമ്പന്നരുടെ പട്ടിക വർഷം തോറും പ്രസിദധീകരിക്കുന്ന ഫോബ്‌സ്‌ പുറത്തിറക്കിയ ഈ വർഷത്തെ കണക്കുകൾ പ്രകാരം ആദ്യത്തെ പത്തു ലോകസമ്പന്നരിൽ നാലാമതും അഞ്ചാമതും ആറാമതും എട്ടാമതും സ്‌ഥാനം പിടിച്ചിരിക്കുന്നത്‌ ഈ ദരിദ്രഇന്ത്യയിലെ ശതകോടീശ്വരന്മാരാണ്‌. 1. വാറൻബഫറ്റ്‌, രാജ്യം യു.എസ്‌, ബില്യൺ ഡോളർ -62, കോടി 2480 2. കാർലോസ്‌ ആന്റ്‌ ഫാമിലി, രാജ്യം -മെക്‌സിക്കോ, ബില്യൺ ഡോളർ -60, കോടി -2400 3. വില്യം ഗേറ്റ്‌സ്‌ യു.എസ്‌ 582320 4. ലക്ഷ്‌മി മിത്തൽ ഇന്ത്യ 451800 5. മുകേഷ്‌ അംബാനി ഇന്ത്യ 431720 6. അനിൽ അംബാനി ഇന്ത്യ 421680 7. ഐ. കാൻമാർസ്‌ സ്വീഡൻ 311240 ആദ്യത്തെ 200 ലോകസമ്പന്നരെ എടുത്താൽ ഇതിൽ സ്‌ഥാനം പിടിക്കുന്ന 13 പേര്‌ ഇന്ത്യക്കാരാണ്‌. ഇവരുടെയെല്ലാം കൂടിയ സമ്പത്ത്‌ 250 ബില്യൺ ഡോളർ (10,000 കോടി രൂപ) ആണ്‌. ഇത്‌ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‌പാദനത്തിന്റെ 25 ശതമാനമാണ്‌. ഇന്ത്യയിലെ 53 ബഹുകോടീശ്വരന്മാരുടെ സമ്പത്ത്‌ ദേശീയ വരുമാനത്തിന്റെ 31 ശതമാനം വരുമെന്നും കണക്കുകൾ തെളിയിക്കുന്നു. അമേരിക്കയിൽ പോലും 469 വൻ പണക്കാരുടെ സമ്പത്തെല്ലാം കൂട്ടിച്ചേർത്താലും അത്‌ ദേശിയ സമ്പത്തിന്റെ 11 ശതമാനം മാത്രമേ വരൂ. ഇന്ത്യയുടെ അവസ്‌ഥയുടെ യഥാർത്ഥ ചിത്രം ഇതിൽ നിന്ന്‌ വ്യക്തമാണല്ലോ. ലോകമെമ്പാടും എന്നതുപോലെ ഇന്ത്യയിലും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വ്യവസായ മാന്ദ്യവും തെളിയിക്കുന്നതെന്തെന്നാൽ തൊണ്ണൂറുകളിൽ കോൺഗ്രസ്‌ സർക്കാർ കൊണ്ടുവന്നതും പിന്നീട്‌ ഇടതുപക്ഷങ്ങളെന്ന്‌ പറയപ്പെടുന്ന സി.പി.എം സി.പി.ഐ. എന്നീ പാർട്ടികളുടെ നിർലോഭപിന്തുണയോടെ ആവിഷ്‌കരിച്ച്‌ നടപ്പാക്കപ്പെട്ടതും ബി.ജെ.പി. സർക്കാർ കോൺഗ്രസ്‌ സർക്കാരിന്റെ തുടർച്ചക്കാരായി നടപ്പാക്കിയതുമായ പ്രതിലോമകരമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വകാര്യവത്‌കരണ നയങ്ങൾ തികച്ച പരാജയം മാത്രമല്ല സർവ്വത്ര വിനാശകരമാണ്‌ എന്നതാണ്‌. സ്വാഭാവികമായും ജനങ്ങളോട്‌ തരിമ്പും കൂറില്ലാതെ കുത്തകകൾക്കു വേണ്ടി ഈ നയങ്ങൾ നിർദാക്ഷിണ്യം പിൻതുടർന്ന പാർട്ടികൾക്കും മുന്നണികൾക്കുമെതിരായ ശക്തവും വ്യക്തവുമായ ഒരു ജനാധിപത്യ സമരഐക്യനിര ഉയർന്നു വരേണ്ടുന്ന അടിയന്തിരസന്ദർഭമാണിത്‌. കോൺഗ്രസും ബി.ജെ.പി.യും പ്രഖ്യാപിതമായിത്തന്നെ ആഗോളവത്‌കരണനയങ്ങളുടെ വക്താക്കളും ജനശത്രുക്കളുമാണ്‌. സി.പി.എം ഉം കൂട്ടാളികളുമാകട്ടെ വാചകത്തിൽ ആഗോളവത്‌കരണത്തെ എതിർക്കുന്നതായി നടിക്കുമ്പോഴും കഴിഞ്ഞ നാലര വർഷവും കേന്ദ്രത്തിലെ കോൺഗ്രസ്‌ സർക്കാരിന്‌ ശക്തമായ പിന്തുണ നല്‌കികൊണ്ട്‌ ആ നയങ്ങളുടെ തീവ്രപരിരക്ഷകരായി നിലകൊള്ളുകയായിരുന്നു. ബംഗാളിലും കേരളത്തിലും സെസ്സ്‌ ഉൾപ്പെടെയുള്ള ആഗോളവത്‌കരണവികസനമാതൃക ഭക്തിപുരസ്സരം നടപ്പിലാക്കുകയായിരുന്നു. സ്വദേശവിദേശകുത്തകകൾക്കു വേണ്ടി പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതികൾ നിർലജ്ജം ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയായിരുന്നു. എതിർത്ത കർഷകരെ വെടിവച്ചുകൊല്ലുകയും സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു ഉദാഹരണം നന്ദിഗ്രാം) അതിനാൽ ജനകീയ സമരത്തെയും ജനാധിപത്യ പ്രക്ഷോഭണത്തെയും മുഖ്യപ്രവർത്തനമായി കണക്കാക്കുന്നതും അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ചെയ്യുന്ന പാർട്ടികളും വ്യക്തികളും സംഘടനകളും ശക്തിപ്പെട്ട്‌ വരേണ്ടുന്ന ഒരു കാലഘട്ടമാണിത്‌. മാധ്യമങ്ങളുടെയും പേശീബലത്തിന്റെയും പണത്തിന്റെയും മറവിൽ സൃഷ്‌ടിച്ചെടുക്കപ്പെടുന്ന കൃത്രിമമായ രാഷ്‌ട്രീയ ധ്രുവീകരണങ്ങൾക്കും ഹൈടെക്‌ പ്രചാരണ കോലാഹലങ്ങൾക്കിടയിലും ഈ ഉത്തരവാദിത്വ ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധാരണ വോട്ടർമാർക്ക്‌ കഴിയില്ല എന്നിടത്താണ്‌ ഇന്ത്യൻ ജനാധിപത്യത്തിന്റെ പരാജയം കുടികൊള്ളുന്നത്‌. അതിനാൽ പ്രാദേശികവും ദേശിയവുമായ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ മുൻനിറുത്തിയുള്ള വിപുലമായ ജനാധിപത്യാവകാശങ്ങളെ അടിസ്‌ഥാനപ്പെടുത്തി കെട്ടിപ്പടുക്കുന്ന വിശാലമായ മതേതര ജനാധിപത്യ ബഹുജനപ്രക്ഷോഭണങ്ങൾ ഭരിക്കുന്ന സർക്കാരുകളുടെ ജനവിരുദ്ധമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വാകാര്യവത്‌കരണനയങ്ങൾക്കെതിരെ ശക്തിപ്പെട്ടു വരേണ്ടിയിരുന്ന അടിയന്തിരഘട്ടമാണിത്‌. ആഗോളവത്‌കരണ നയങ്ങളെ വാചകത്തിലെതിർക്കുന്നതും പ്രവൃത്തിയിൽ അതിനെല്ലാവിധ ഒത്താശകളും ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന സോഷ്യൽ ഡമോക്രാറ്റിക്‌ കപടകമ്മ്യൂണിസ്‌റ്റുകളുടെ മുഖം മൂടി തൂത്തെറിഞ്ഞും കൊണ്ടേ ഇത്‌ സാധ്യമാകൂ എന്ന ഘട്ടത്തിലെത്തി നില്‌ക്കുകയാണ്‌ സമകാലീന ഇന്ത്യനവസ്‌ഥ. അതിനാൽ സാമൂഹ്യപുരോഗതിയും ഒരു നവ്യഭാരതസൃഷ്‌ടിയും താലോലിക്കുന്ന ഓരോരുത്തരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ മർദ്ദിതരുടെയും ചൂഷിതരുടെയും വളർന്നു വരുന്ന ജനാധിപത്യ പ്രക്ഷോഭണങ്ങളോടൊപ്പം നിലകൊള്ളുകയും അത്തരം പ്രക്ഷോഭണങ്ങളെ വളർത്തിയെടുത്തുകൊണ്ട്‌ തൊഴിലാളി വർഗ്ഗത്തിന്റെ ഒരു ഭരണകൂടം സ്‌ഥാപിച്ചെടുക്കുകയും സാമൂഹ്യഉല്‌പാദനവിതരണ സമ്പ്രദായം സോഷ്യലിസ്‌റ്റടിസ്‌ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌. അപ്പോൾ മാത്രമേ അരപ്പട്ടിണിക്കാരും അന്തിയുറങ്ങാനില്ലാത്തവരും ചികിത്സിക്കാൻ ഗതിയില്ലാത്തവരുമായ കോടിക്കണക്കിന്‌ ഇന്ത്യൻ ജനതയ്‌ക്ക്‌ അവന്റെ സ്വാതന്ത്ര്യത്തിന്റെ ഉദയസൂര്യൻ പൊട്ടിവിരിഞ്ഞു എന്ന യഥാർത്ഥ്യം അനുഭവപ്പെടൂ. “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല A ) താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ജൂണ്‍ മാസത്തിലായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്‌കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന ഉറ്റവരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ പതിയെ കൌതുകങ്ങള്‍ക്ക് വഴി മാറിയതും പുതിയ കൂട്ടുകാരുമൊത്തുള്ള സ്‌കൂള്‍ ദിനങ്ങള്‍ ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു. കുഞ്ഞു ബെഞ്ചുകളില് ഇരിക്കുമ്പോള് അടുത്തിരിക്കുന്ന ആളോട് ആദ്യം ചെറു പുഞ്ചിരി. പിന്നീടെപ്പൊഴോ ചങ്ങാത്തം. പേരും വീടുമൊക്കെ ചോദിച്ചുള്ള ഔപചാരികതകളിലൂടെയൊന്നുമല്ല ആ ചങ്ങാത്തം തുടങ്ങിയത്. പരസ്പരം ഉത്തരവാദിത്തങ്ങളുമുണ്ടായിരുന്നു ആ സൌഹൃദത്തില്‍ ഇന്റര്‍വെല്ലിനോ മറ്റോ ആളുടെ അഭാവത്തില് പുസ്തകസഞ്ചിയും സ്ലേറ്റും സൂക്ഷിക്കേണ്ട ഭാരിച്ച ചുമതല! കൂട്ടത്തില്‍ എന്നും പ്രാധാന്യം സ്ലേറ്റിനായിരുന്നു. മുള്ളാണിയും തകരക്കഷണവും ചേറ്ത്ത് ഘടിപ്പിച്ച മരക്കൂടിനകത്ത് കറുത്ത നെഞ്ചു കാട്ടി എഴുതാന് ശീലിപ്പിച്ചവന്. അമ്മയും തറയും പനയും ഒരു പാട് രൂപ ഭാവങ്ങളില് അതിലൂടെ നിറഞ്ഞാടി. കണക്കിലെ അക്കങ്ങള്‍ പാടത്തിന്റെ ഓരത്ത് കൂടെ പോകുന്ന റെയില് വേ ബോഗികള് പോലെ നീണ്ട് വളഞ്ഞു കിടന്നു. ആദ്യമെഴുതുമ്പോള് കുഞ്ഞു കൈകള്‍ക്ക് മീതെ ടീച്ചറുടെയോ ചേച്ചിയുടെയോ കൈകളും കൂടെ വന്നു; വഴി കാട്ടിയായി. ജീവിതത്തിന്റെ അക്ഷരങ്ങളെ നേര്‍ രേഖയില്‍ കൊണ്ടു പോകണമെന്ന ഓര്‍മ്മപ്പെടുത്തലോടെ.. സ്ലേറ്റുകള് വീടിനുള്ളിലെ ‘കറുപ്പ്’ കൂടി പറഞ്ഞു തന്നിരുന്നു. ഗള്‍ഫുകാരന്റെ മക്കളുടെ സ്ലേറ്റുകള് താഴെ വീണാല് പൊട്ടുന്നവയായിരുന്നില്ല. അതിന്റെ വശങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെ എണ്ണത്തില്‍ പല വര്‍ണങ്ങളില്‍ മുത്തു മണികള്‍ കോര്‍ത്തിട്ടുണ്ടാകും. ചിലരുടെ സ്ലേറ്റുകള് പൊട്ടിപ്പോ യാലും വര്‍ഷാന്ത്യം വരെ അങ്ങിനെ തന്നെ കിടക്കുമായിരുന്നു. ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില് വരികള് മുഴുമിക്കാന് പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന്‍ വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള് കൂട്ടിമുട്ടിക്കാന് പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം കാണാനുള്ള പക്വത അന്നില്ലായിരുന്നു. സ്ലേറ്റുകളില്‍ എഴുതുന്നതിനേക്കാള്‍ ആവേശമായിരുന്നു അതിലുണ്ടായിരുന്നത് മായ്ച്ചു കളയാന്. തൊടിയിലെ മഷിപ്പച്ചയും പിന്നെ പേരറിഞ്ഞു കൂടാത്ത വേറെയും ചെടികള്‍ അതിന്നുള്ളതായിരുന്നു. മാലിന്യമില്ലാത്ത മനസ്സിന്റെ മായാജാലമെന്നോണം ഉമിനീര് കൂട്ടി തുടക്കുന്നവരും വിരളമായിരുന്നില്ല. പിരീഡവസാനം ജനലഴികള്‍ക്കിടയിലൂടെ പെയ്യുന്ന ഇറയത്തേക്കു സ്ലേറ്റ് നീട്ടിപ്പിടിച്ച് പാഠങ്ങള് മഴവെള്ളത്തോടൊപ്പം ഒഴുക്കിക്കളഞ്ഞവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. എഴുതാനുപയോഗിച്ച പെന്‌സിലുകളും വിവിധ തരക്കാരായിരുന്നു. കല്ലു പെന്‌സില് കൊണ്ടെഴുതിയ അക്ഷരങ്ങള് സ്ലേറ്റിനു മീതെ മുറിപ്പാടുകളുണ്ടാക്കി. മഷിപ്പച്ചകള്ക്കും പിടി കൊടുക്കാതെ അവ കുറെ കാലം അങ്ങിനെ തന്നെ കിടന്നു. കൂട്ടത്തില് കേമനും താരമൂല്യവും മദ്രാസ് പെന്‌സിലെന്നും ചോക്ക് പെന്‌സിലെന്നും വിളിപ്പേരുകളുള്ള വെളുത്തു നീണ്ട ചതുരക്കഷണങ്ങള്ക്കാ!യിരുന്നു. മഷിപ്പച്ച വീട്ടിലെ തൊടിയിലില്ലാത്തവര്‍ ഒരു മദ്രാസ് പെന്‌സിലിനു അഞ്ചു മഷിപ്പച്ചകള് എന്ന ബാര്‍ട്ടര്‍ പാഠം ആദ്യമേ പഠിച്ചു വെച്ചു. കാലം ഡി.പി.ഇ.പി യുടെയും സി.ബി.എസ്.സിയുടെയും പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനും മുമ്പ് കേരളപാഠാവലിയായിരുന്നു ഒരു തലമുറയുടെ ആദ്യാക്ഷരങ്ങള്‍ പേറിയിരുന്നത്. നീലാകാശം പീലികള്‍ വിരിച്ചതും കൂ കൂ തീവണ്ടി കൂകിപ്പാഞ്ഞതും അതിലൂടെയായിരുന്നു. ആദ്യമായി കിട്ടിയ കേരള പാഠാവലിയില്‍ നിന്നുള്ള ഗന്ധമായിരുന്നു ആ ദിനങ്ങളിലെ ക്ലാസ് മുറിക്കും ഉണ്ടായിരുന്നത്. അദ്ധ്യാപകരില് ക്ലാസ് ടീച്ചറിനോടാവും ഇഷ്ടം കൂടുതല്. പൂമ്പാറ്റയെക്കുറിച്ച് പറഞ്ഞപ്പോള്‍ കൈകള് വിടര്‍ത്തി ചിറകുകളടിച്ചും ബക്കറ്റ് വെള്ളത്തിലെ കണ്ണാടിയിലൂടെ മഴവില്ലു കാണിച്ചു തന്നും ടീച്ചറ് പാഠങ്ങള്‍ മനസിന്റെ ആഴങ്ങളില്‍ കൊത്തി വെച്ചു; കാലങ്ങളോളം ഒരേ വേഷം പകര്‍ന്നാടിയ ടീച്ചറുടെ മുഖത്ത് മടുപ്പേതുമില്ലായിരുന്നു. ഓമനപ്പേരുകള്‍ക്കും കുട്ടിത്തങ്ങള്‍ക്കും താല്‍ക്കാലിക വിരാമം നല്‍കി താനൊരു വ്യക്തിയാണെന്ന അഭിമാന ബോധവും നല്‍കിയത് ക്ലാസ് ടീച്ചര്‍ തന്നെയായിരുന്നു. ഇനീഷ്യല്‍ ചേര്‍ത്ത് ഹാജര്‍ വിളിക്കുമ്പോള്‍ ‘പ്രസന്റ് സാര്‍’ എന്ന തലയുയര്‍ത്തിപ്പിടിച്ചുള്ള മറുപടി ആ സന്തോഷമൊക്കെയും നിറച്ചു വെച്ചതായിരുന്നു. ചെയ്തിരുന്ന ശരികള്‍ക്ക് അമ്മയോളം സ്‌നേഹമുള്ള ഒരു തലോടല്‍ അല്ലെന്കില്‍ മിടുക്കന്‍ എന്ന ഒരു വിളി. അപ്പോള്‍ ലോകം കീഴടക്കിയവന്റെ സന്തോഷം മുഖത്ത് വിടരും. പിന്നെ ഏറ്റവും ഇഷ്ടമുള്ളയാളിനെ ഒളി കണ്ണിട്ടൊരു നോട്ടം. അയാള് എന്നെ കാണുന്നുണ്ടോ എന്ന അന്വേഷണം. വികൃതികള്‍ക്ക് പക്ഷെ സ്‌നേഹം കൂട്ടിത്തിരുമ്മിയ ഒരു നുള്ളല്‍..ഒരു കണ്ണുരുട്ടല്‍ അതു മതിയായിരുന്നു. അത് കൊണ്ടു തന്നെ പരാതിപ്പെട്ടികള്‍ ക്ലാസ് ടീച്ചറ്ക്കു മുന്നിലായിരുന്നു തുറന്നിരുന്നത്. ഹെഡ് മാഷ് എന്നും പേടി സ്വപ്നമായിരുന്നു. കയ്യില്‍ സദാ കാണാറുള്ള ചൂരലിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള് അതായിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാല് ആ ചൂരലുകള്‍ ആരെയും നോവിച്ചിട്ടില്ലെന്ന സത്യം വളര്‍ന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളു. കുട്ടികളുടെ കളിപ്പാവകളായിരുന്നു പ്യൂണുമാര്. കൂട്ടം തെറ്റി വന്നവരെ കൂട്ടിലടക്കാനും തിരിച്ച് മലവെള്ളപ്പാച്ചില്‍ പോലെ ഒരാരവത്തോടെ പുറത്തിറക്കാനും കഴിയുന്ന നാഴിക മണിയുടെ കാവലാള്‍. കുരുന്നുകളുടെ കുസൃതികളേറ്റു വാങ്ങുമ്പോഴും കളികള്‍ക്കിടയിലുണ്ടാകുന്ന മുറിവുകളില്‍ സ്‌നേഹത്തിന്റെ മരുന്ന് പുരട്ടിത്തന്ന് വീടുകളില്‍ കൊണ്ടാക്കിയതും അവര്‍ തന്നെ. ചങ്ങാതിമാരുടെ കൂട്ടത്തില്‍ ഒരാളിനോടാകും ഇഷ്ടം കൂടുതല്‍. കിട്ടുന്നതില്‍ പാതിയോ മുഴുവന്‍ തന്നെയോ ആ ആളിന്നുള്ളതായിരുന്നു. പെന്‌സിലും മിഠായിയും പങ്കു വെച്ച നാളുകള്‍. ഐസ്മിഠായി പോലും പങ്കിട്ടു കഴിച്ച സൌഹൃദത്തിന്റെ കുളിര്‍മ പിന്നീടിങ്ങോട്ടുള്ള ഒരു സൌഹൃദത്തിലും ലഭിച്ചിട്ടില്ല. ചിലര്‍ക്കത് ആദ്യാനുരാഗത്തിന്റെ ദിനങ്ങളായിരുന്നു. വാലന്റ്‌റൈനുകളൊക്കെ വാഴും മുമ്പ് വളപ്പൊട്ടുകളും മയില്പ്പീ!ലി തുണ്ടുകളും കണ്ണിമാങ്ങയും കൈമാറിയ ഇഷ്ടത്തിനെ അനുരാഗമെന്നു വിളിക്കാമോ അറിയില്ല. ബഷീറിന്റെ ‘ബാല്യ കാല സഖി’യിലെ മജീദ് ഉറുമ്പിന്റെ കടി വക വെക്കാതെ മാവില്‍ വലിഞ്ഞു കയറി മാങ്ങ പറിച്ചത് സുഹറയ്ക്കു വേണ്ടിയായിരുന്നു. താന്‍ വളറ്ന്നു വരാന്‍ പോകുന്ന ലോകത്ത് ശരികള് മാത്രമല്ല; കുരുത്തക്കേടുകളും ശരിയാണെന്നു ശീലിക്കാന്‍ പഠിപ്പിച്ചത് കൂട്ടുകാരിലെ കുട്ടിക്കുറുമ്പന്മാരായിരുന്നു. ഡസ്‌കിനു മുകളില്‍ ബെഞ്ചിട്ടു സീസൊ കളിക്കാന്‍ പഠിപ്പിച്ചതും അവരായിരുന്നു. കുറച്ച് കൂടി മുതിറ്ന്നപ്പോള്‍ കടലാസു ചുരുട്ടി ബീഡിയാക്കി വലിക്കുന്നതിന്റെ ട്രെയിനിങും അവിടെ നിന്നു തന്നെയായിരുന്നു. അവരില്‍ നിന്നും പഠിച്ചെടുത്ത ചില വാക്കുകള്‍, പ്രയോഗങ്ങള്‍ വീട്ടിലേക്കു കൊണ്ടു വന്നപ്പോള്‍ കിട്ടിയ ‘സമ്മാന’ത്തിന്റെ പാടുകള് കാലം കാല്‍ത്തണ്ടയില്‍ നിന്നു മായ്‌ച്ചെങ്കിലും നീറ്റല്‍ ഇന്നും മനസ്സില്‍ അവശേഷിക്കുന്നു. ഓരോര്മ്മപ്പെടുത്തലായി.. സുന്ദരമായ സ്വപ്നങ്ങള്‍ക്കിടയിലെ ഞെട്ടിയുണരലുകളാണ് ബാല്യകാല സ്മരണകള്‍ എന്ന് തോന്നാറുണ്ട്. മധുരം മനസ്സില്‍ കിനിയുമ്പോഴും പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയെന്നുള്ള നോവ് അവശേഷിപ്പിക്കുന്ന സ്വപ്നങ്ങള്‍. ഓര്‍ത്തു നോക്കിയിട്ടുണ്ടോ നിങ്ങളോടൊപ്പം അന്നുണ്ടായിരുന്ന കൂട്ടുകാരെ? അതില് ഒന്നോ രണ്ടോ കൂട്ടുകാരായിരിക്കും ഇപ്പോഴും നിങ്ങളുടെ ആത്മ സുഹൃത്തുക്കള്‍. മനസ്സില്‍ വളപ്പൊട്ടുകള്‍ പോലെ ചിതറിക്കിടക്കുന്ന, ഭംഗിയുള്ള ചില ഓര്മകള്‍ മാത്രം സമ്മാനിച്ച് എങ്ങോട്ടൊക്കെയോ നടന്നു മറഞ്ഞ നമ്മുടെ ആ പഴയ കൂട്ടുകാറ് അവര് എന്നെങ്കിലും നമ്മെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ? ഉണ്ടാകുമെന്ന വിശ്വാസത്തോടെ ആ ഓര്മകളുടെ മയില്പ്പീലിത്തുണ്ടുകളെ നമുക്ക് നെഞ്ചോട് ചേര്‍ത്തു വെക്കാം..മറവിയുടെ വെളിച്ചം കാണിക്കാതെ.. ലാസ്റ്റ് ബോള്‍: പ്രൈമറി ക്ലാസ്സിന്റെ അവസാനത്തില്‍ എന്റെയൊരു കൂട്ടുകാരന്‍ തിരക്കിട്ട പണിയിലായിരുന്നു. അവന്റെ പേരിന്റെ ആദ്യാക്ഷരവും പ്രണയിനിയുടെ ആദ്യാക്ഷരവും ചിഹ്നമുപയോഗിച്ച് ബെഞ്ചില്‍ ഭംഗിയായി കൊത്തി വെക്കുന്ന തിരക്കില്‍ ആ ബെഞ്ച് ഇപ്പോഴുമുണ്ടോ എന്നറിയില്ല. അവന്റെ ഹൃദയത്തിന്റെ ഏതെങ്കിലുമൊരു മൂലയില്‍ ആ പേരുകാരി ഇപ്പോഴുമുണ്ടാകുമോ? പൊതുവർഷം എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സംസ്കൃതകവിയും നാടകകൃത്തും ആയിരുന്നു ഭവഭൂതി (भवभूति ജ:655- 725) ഉംവേകൻ എന്നും ഇദ്ദേഹത്തിനു പേരുണ്ട്[1].കാളിദാസൻ കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയനായ സംസ്കൃതനാടകകൃത്തായി അദ്ദേഹം പരിഗണിക്കപ്പെടുന്നു കാളിദാസൻ മാത്രം മുൻപനായുള്ളവൻ" എന്നു ജവഹർലാൽ നെഹ്രുവും[2 ഭാരതീയനാടകവേദിയുടെ ഇതിഹാസത്തിൽ കാളിദാസരചനകൾ മാത്രം അതിശയിക്കുന്ന നാടകങ്ങൾ രചിച്ചവൻ" എന്നു വിൽ ഡുറാന്റും[3 കാളിദാസനു മാത്രം ദ്വിതീയനാകാവുന്നവൻ" എന്നു ഡി.ഡി.കൊസാംബിയും[4] അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. ഭവഭൂതിയുടെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളു. എട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലമെന്നും മാതാപിതാക്കൾ ബ്രാഹ്മണരായിരുന്നെന്നും കരുതപ്പെടുന്നു.[4][൧] മദ്ധ്യഭാരതത്തിലെ വിദർഭയിലെ പത്മപുരിയിലായിരുന്നു ഭവഭൂതിയുടെ ജനനം. അദ്ദേഹത്തിന്റെ ശരിയായ നാമം ശ്രീകണ്ഠ-നീലകണ്ഠൻ എന്നായിരുന്നെന്നും നീലകണ്ഠനും ജാതുകർണിയും ആയിരുന്നു മാതാപിതാക്കളെന്നും പറയപ്പെടുന്നു. ഇന്നത്തെ ഗ്വാളിയോറിനടുത്തുള്ള പദ്മപാവയ എന്ന സ്ഥലത്ത് പരമഹംസ ദയാനിധി എന്ന ഗുരുവിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. സമഗ്രമായ ശിക്ഷണം അദ്ദേഹത്തെ ഒട്ടേറെ വിഷയങ്ങളിൽ അവഗാഹമുള്ളവനാക്കി. വ്യാകരണം, മീമാംസ, ന്യായം എന്നിവയ്ക്കു പുറമേ വേദ, സാംഖ്യ യോഗങ്ങളും വശമാക്കിയവനാണു താനെന്ന് മാലതീമാധവത്തിന്റെ ആമുഖത്തിൽ ഭവഭൂതി തന്നെ പറയുന്നുണ്ട്.[5] കനൗജിലെ യശോവർമ്മന്റെ സദസ്യനായിരുന്നെന്നു കരുതപ്പെടുന്നു. യമുനാതീരത്തെ കല്പി എന്ന സ്ഥലത്തു വെച്ചാണ് അദ്ദേഹം തന്റെ ഐതിഹാസിക നാടകങ്ങൾ രചിച്ചത്. കാനൂജിലെ രാജാവായിരുന്ന യശോവർമ്മന്റെ ആസ്ഥാനകവികളിൽ ഒരാളായിരുന്നു ഭവഭൂതി.[6] കശ്മീരിലെ രാജാവായിരുന്ന ലളിതാദിത്യനുമായി പൊതുവർഷം 736-ൽ യുദ്ധത്തിനു പോയ യശോവർമ്മന്റെ പരിജനങ്ങളിൽ ഭവഭൂതി ഉണ്ടായിരുന്നതായി, 12-ാം നൂറ്റാണ്ടിൽ കശ്മീരിന്റെ ചരിത്രമെഴുതിയ കൽഹണൻ രേഖപ്പെടുത്തിയിട്ടുണ്ട്. മഹാവീരചരിതം, മാലതീമാധവം, ഉത്തരരാമചരിതം എന്നിവയാണ് ഭവഭൂതിയുടെ പ്രധാന കൃതികൾ. രാമായണകഥയുടെ പൂർവഭാഗമാണ് ഇതിന്റെ ഇതിവൃത്തം. പരശുരാമനേയും ബാലിയേയും രാവണനേയും നേരിടുന്ന മഹാവീരനായി ശ്രീരാമനെ ചിത്രീകരിക്കുന്ന ഈ രചന വീരരസപ്രധാനമാണ്. രാമായണത്തിന്റെ മൂലകഥയിൽ, കഥാപാത്രങ്ങളെ ഉദാത്തീകരിക്കാനായി പല മാറ്റങ്ങളും ഭവഭൂതി നടത്തുന്നുണ്ട്. രാമനെ വനത്തിൽ അയക്കുന്നതിൽ കൈകേയിക്ക് അദ്ദേഹം ഒരു പങ്കും കല്പിക്കുന്നില്ല. മന്ഥരയുടെ രൂപത്തിൽ വരുന്ന ശൂർപ്പണഖയുടെ ഉപജാപമാണ് വനവാസത്തിനു കാരണമായത്. പത്ത് അങ്കങ്ങളുള്ള ഒരു നാടകമാണിത്. ഇതിലെ കഥകളും ഉപകഥകളും മിക്കവാറും കവിയുടെ തന്നെ ഭാവനയിൽ പിറന്നതാണ്. അവന്തീരാജ്യത്തെ മന്ത്രിയുടെ മകൾ മാലതിയുടേയും, ഉജ്ജയനിയിലെ യുവവിദ്വാനായ മാധവന്റേയും പ്രേമകഥയാണിത്. തന്റെ മന്ത്രിയുടെ മകൾ, മാധവനു പകരം നന്ദനൻ എന്ന യുവാവിനെ വിവാഹം ചെയ്യണമെന്ന് രാജാവ് തീരുമാനിച്ചു. രാജാവിന്റെ ഈ പദ്ധതിക്ക് മാധവിയുടെ പിതാവ് കൂട്ടുനിൽക്കുകയും ചെയ്യുന്നു. മാധവന്റെ സുഹൃത്ത് മകരന്ദനും നന്ദനന്റെ സഹോദരി മാദ്ധ്യന്തികയും ചേർന്ന ഉപകഥ നാടകത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലതിയുടെ വേഷമിട്ട മകരന്ദൻ, നന്ദനനുമായുള്ള വിവാഹനാടകത്തിലൂടെ കടന്നു പോകുന്നു. അതിനിടെ നടക്കുന്ന മാലതീ-മാധവന്മാരുടെ സംഗമത്തിൽ ഒരു ബുദ്ധഭിക്ഷുണിയുടെ സഹായം പ്രധാനമാകുന്നു.[7] പൈശാചികശക്തികളെ പ്രീതിപ്പെടുത്താൻ വേണ്ടി നടത്തുന്ന നരബലി ഉൾപ്പെടെയുള്ള ബീഭത്സതകളുടെ ചിത്രീകരണവും കാപാലികൻ എന്ന കഥാപാത്രവും ഉൾപ്പെടുന്ന അഞ്ചാമങ്കവും പ്രകൃതിവർണ്ണന നിറഞ്ഞ ഒൻപതാം അങ്കവും ഈ നാടകത്തെ സവിശേഷമാക്കുന്നു. അഞ്ചാമങ്കം ഷേക്സ്പിയർ നാടകമായ മാക്ബത്തിലെ മന്ത്രവാദിനി രംഗത്തേയും ഗൈഥേയുടെ ഫൗസ്റ്റിലെ വാൾപർഗിസ് രാവിനേയും അതിലംഘിക്കുന്നുവെന്നു പോലും കരുതുന്നവരുണ്ട്.[6] ഭവഭൂതിയുടെ നായകശില്പമായി കരുതപ്പെടുന്ന ഈ കൃതി, കരുണരസപ്രധാനമാണ്. രാമായണകഥയുടെ എണ്ണമറ്റ ശ്രോതസ്സുകളിൽ ഏതിനെയാണ് ഭവഭൂതി ഇതിന്റെ രചനയിൽ അവലംബിച്ചതെന്നു പറയുക വയ്യ. മൂലകഥയിൽ അദ്ദേഹം വരുത്തിയ മാറ്റങ്ങൾ കരുണരസത്തിൽ ഊന്നൽ കൊടുക്കുന്നവയാണ് ഏഴംഗങ്ങളുള്ള ഈ നാടകത്തിൽ കവി, രാമായണം ഉത്തരകാണ്ഡത്തിലെ സീതാരാമന്മാരുടെ വേർപിരിയലിന്റെ ദുരന്തസമാപ്തിയെ ശുഭമാക്കി മാറ്റിയിരിക്കുന്നു. സീതയുടെ നിരപാരധിത്വം ജനങ്ങൾ സമ്മതിച്ചതിനെ തുടർന്ന് അവർ ഒന്നിക്കുന്നതോടെയാണ് നാടകം സമാപിക്കുന്നത്.[7] കരുണരസത്തിന്റെ ഇത്ര ഹൃദയസ്പർശിയായ പ്രയോഗത്തിനു സാഹിത്യത്തിൽ വേറെ ഉദാഹരണമില്ല എന്നു തന്നെ കരുതുന്നവരുണ്ട്.[5] സംസ്കൃതനാടകങ്ങളിൽ യശ്ശസുകൊണ്ട് ഉത്തരരാമചരിതത്തെ വെല്ലുന്നതായി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മാത്രമേയുള്ളു. അതേസമയം അമിതവൈകാരികതയുടെ പേരിൽ ഈ കൃതി ആധുനിക കാലത്ത് വിമർശിക്കപ്പെട്ടിട്ടുമുണ്ട്. വാല്മീകിയുടെ ഇതിഹാസനായകനെ ഭവഭൂതി വികാരജീവിയായി തരംതാഴ്ത്തി എന്നാണ് ഈ വിമർശകന്മാരുടെ പരാതി.[6] ഭവഭൂതിയുടെ രചനകളിൽ, ഭാഷയുടെ അസാമാന്യസൗന്ദര്യം പരിഭാഷയ്ക്ക് എളുപ്പം വഴങ്ങുന്നതല്ല.[2] ശൈലിയുടെ സങ്കീർണ്ണത അദ്ദേഹത്തിന്റെ നാടകങ്ങളുടെ ആസ്വാദനത്തെ പരിമിതപ്പെടുത്തി. പരിമിതമായ ആസ്വാദകരെ തനിക്കു വേണ്ടൂ എന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്തു. മാലതീമാധവം നാടകത്തിന്റെ തുടക്കത്തിൽ പ്രേക്ഷകരോട് മുഖത്തടിച്ച മട്ടിൽ ഭവഭൂതി ഇങ്ങനെ പറയുന്നു:- “ എന്റെ വരികളിൽ കുറ്റം കണ്ടെത്തുന്ന വല്ലവരും ഇവിടെയുണ്ടോ? എങ്കിൽ അവയുടെ ആസ്വാദനം അവർക്കു വിധിച്ചിട്ടുള്ളതല്ലെന്ന് അവർ അറിഞ്ഞിരിക്കട്ടെ; എന്റെ അഭിരുചി പങ്കിടുന്ന ആരെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടാകും; കാരണം, കാലം അനന്തവും ലോകം വിശാലവുമാണ്.[൨][3][8] ” ഹാസ്യാദികളായ ലഘുഭാവങ്ങൾ, ഭവഭൂതിയുടെ സൃഷ്ടികളെ സ്പർശിച്ചില്ല. ജീവിതത്തിന്റെ ഗഹനഭാവങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്. സംസ്കൃതനാടകങ്ങളിലെ പതിവുസാന്നിദ്ധ്യമായ വിദൂഷകനെ അദ്ദേഹം തന്റെ മൂന്നു നാടകങ്ങളിലും ഒഴിവാക്കി.[5] ൧ പൊതുവർഷം ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം ജീവിച്ചിരുന്ന രാജശേഖരൻ, താൻ ഭവഭൂതിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ടിരുന്നു.[5] ൨ യേ നാമ: കേചിത് ഇഹ ന പ്രാതയന്തി അവജ്ഞാം, ജാനന്തി തേ കിമപി താൻ പ്രതി നൈസ യത്ന. കാലോഹ്യയം നിരവധിർ, വിപുലാ ച പൃഥ്വി. ↑ ദാർശനിക നിഘണ്ടു. സ്കൈ പബ്ലിഴേഴ്സ്. 2010. പു 71, 247 ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 17:18, 15 നവംബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കണ്ണൂര്‍: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കോവിഷീല്‍ഡ്. വാക്‌സിന്‍ എടുത്താലും ജാഗ്രത തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് വാക്‌സിനെതിരായ വ്യാജ പ്രചാരണം ജനം വിശ്വസിക്കരുത്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയെടുക്കും. കോവിഡ് വാക്‌സില്‍ രണ്ടാംഘട്ട കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയായി. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. ആദ്യഘട്ടത്തിലെ വാക്‌സിന്‍ വിതരണം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ളതാണ്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്‌സിനുകള്‍ കിട്ടണം. കൂടുതല്‍ വാക്‌സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണ്. അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി KK Shylaja കെ കെ ശൈലജ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) നഗ്ന മോഡലായി തുടങ്ങി രണ്ട് പതിറ്റാണ്ടോളം യുവതയെ ആവേശം കൊള്ളിച്ചു; വിക്ടോറിയ പാരീസ് അന്തരിച്ചത് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ – Media Mangalam നഗ്ന മോഡലായി തുടങ്ങി രണ്ട് പതിറ്റാണ്ടോളം യുവതയെ ആവേശം കൊള്ളിച്ചു; വിക്ടോറിയ പാരീസ് അന്തരിച്ചത് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ പോൺ താരം വിക്ടോറിയ പാരീസ് അന്തരിച്ചു. 60 വയസ്സായിരുന്നു. നൂറിലധികം എക്സ്-റേറ്റിംഗ് സിനിമകളിൽ അഭിനയിച്ച താരമാണ് വിക്ടോറിയ പാരീസ്. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 1988 ലാണ് താരം പോൺ സിനിമകളിലേക്ക് എത്തുന്നത്. മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആദ്യകാലങ്ങളിൽ പാർട്ട് ടൈം സെക്രട്ടറിയായും മഡ് റെസ്ലറായും നഗ്ന മോഡലായും ജോലി ചെയ്തു.1988 ലെ “ഗേൾസ് ഓഫ് ഡബിൾ ഡി 7” ആയിരുന്നു ആദ്യ സിനിമ. അടുത്ത വർഷം ഭർത്താവ് റോബർട്ട് ബുള്ളക്കിനൊപ്പം “ലൈവ് ഇൻ, ലവ് ഇൻ” എന്ന “ത്രീ’സ് കമ്പനി” അശ്ലീല പാരഡിയിൽ അഭിനയിച്ചു. 1990 -ൽ, പാരീസ് അശ്ലീല ഇതിഹാസം ടോറി വെല്ലസിനൊപ്പം എവിഎന്റെ മികച്ച ന്യൂ സ്റ്റാർലെറ്റ് അവാർഡ് പങ്കിട്ടു. എവിഎൻ അവാർഡിന്റെ ചരിത്രത്തിലെ ഒരേയൊരു നറുക്കെടുപ്പായിരുന്നു അത്. “അശ്ലീല വ്യവസായത്തിന്റെ ഓസ്കാർ” എന്നാണ് ഈ അവാർഡിനെ വിശേഷിപ്പിക്കപ്പെടുന്നത്. ജന്മദിനത്തില്‍ യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് പരാതി മദ്യപാനികൾക്കൊരു സന്തോഷവാർത്ത! ഓൺലൈൻ വിൽപന പുനരാരംഭിച്ച് ബെവ്‌കോ; ബ്രാൻഡ് നോക്കി തിരഞ്ഞെടുക്കാനും അവസരം സ്തനങ്ങൾക്ക് നല്ല വലുപ്പമുണ്ട്; പക്ഷേ മറ്റുള്ളവർ കരുതുന്നത് മാറിടങ്ങൾക്ക് വളർച്ചയില്ലാത്ത 13കാരിയെന്ന്; വലിയ സ്തനങ്ങളെ ഒളിപ്പിക്കുന്ന 21കാരി സൈബർ ലോകത്ത് ചർച്ചയാകുന്നു മൂന്നു ദിവസം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു; തന്റെ അനുഭവങ്ങൾ സിനിമയിൽ പകർത്തി ബ്രിട്ടീഷ് താരം ബ്രാ ധരിക്കാത്ത നടിമാർ; അതീവ ഹോട്ടായ താരങ്ങളെ അറിയാം കാമുകന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കിട്ടിയത് കോണ്ടത്തിന്റെ പാക്കറ്റ്; ഇതെവിടെ ഉപയോഗിച്ചു എന്ന ചോദ്യവുമായി യുവതി; സൈബർ ലോകത്തെ ചൂടൻ ചർച്ചകളിലേക്ക് നയിച്ച ഒരു ഒഴിഞ്ഞ കവറിന്റെ കഥ കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ജിദ്ദ വിദേശത്തുള്ള പ്രവാസ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും തിരുവനന്തപുരം കോവിഡിന്റെ � കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ ജിദ്ദ ഏഴു രാജ്യങ്ങള്‍ക്ക് � ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശിക� കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപ ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്� യു.എ.ഇയുടെ നിയമവ്യവസ്ഥയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിന് അംഗീകാരം ദുബൈ സാമൂഹിക സ്ഥിരത സുരക് മകന്‍റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ ഷാര്‍ജ ഭരണാധികാരി ഷാര്‍ജ: ലണ്ടനില്‍ വെച്ച്‌ മരണപ്പെട്ട മകന്‍റെ ചിത്രങ്ങളും ഓര്‍മകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഷെയ്ഖ് ഖാലിദിന്‍റെ കുട്ടിക്കാലം മുതലുള്ള വിവിധ പ്രായത്തിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും ഷാര്‍ജ ഭരണാധികാരി പുറത്തുവിട്ടത്. ലണ്ടനില്‍ ഫാഷന്‍ ഡിസൈനറായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വസ്ത്ര വ്യാപാര രംഗത്ത് 'ഖാസിമി' എന്ന ബ്രാന്‍ഡും തുടങ്ങിയിരുന്നു. 39-കാരനായ അദ്ദേഹത്തിന്‍റെ മകന്‍ ഷെയ്ഖ് ഖാലിദ് കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ വെച്ച്‌ മരിച്ചത്. ബുധനാഴ്ചയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പ്രമുഖരടക്കം ആയിരങ്ങള്‍ സംസ്‌കാര ചടങ്ങുകളിലും പ്രാര്‍ഥനകളിലും പങ്കെടുത്തു. പുണ്യ നഗരിയില്‍ ചൂട് വര്‍ദ്ധിക്കും; ഹാജിമാര്‍ക്ക് മുന്നറിയിപ്പുമായി ഹജ്ജ് മിഷന്‍ ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ യുഎഇയുടെ 50ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി 870 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈ? കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ? ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരം ഒമാനി എഴുത്തുകാരിക്ക് മസ്കത്ത് ഈ വര്‍ഷത്തെ ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരത്തിന് ബുക്കര്‍ പ്രൈസ് അവാര്‍ഡ് ജേതാവും ഒമാനി എഴുത്തുകാരിയുമ ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശികളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിനേഷന്‍ ക്യാമ്പുകള്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് ആശ്വാസമാകുന്നു വിവി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ എംബസി ഒപണ്‍ ഹൗസ് സംഘടിപ്പിച്ചു ഭാരത് ബയോടെക് ഇ?? പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും കണ്ടെത്തുക 2 ഹോണ്ട സേവന കേന്ദ്രങ്ങൾ ചണ്ഡിഗഡ്. കാർഡിക്ക് നിങ്ങളെ അംഗീകൃതമായി കണക്റ്റുചെയ്യുന്നു ഹോണ്ട സേവന സ്റ്റേഷനുകൾ ഇൻ ചണ്ഡിഗഡ് അവരുടെ മുഴുവൻ വിലാസവും ബന്ധപ്പെടാനുള്ള വിവരവും. കൂടുതൽ വിവരങ്ങൾക്ക് ഹോണ്ട കാർ ഓപറേഷൻ ഷെഡ്യൂളും സ്പെയർ പാർട്സുകളും താഴെപ്പറയുന്ന സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുക ചണ്ഡിഗഡ്. അംഗീകരിച്ചതിന് ഹോണ്ട ഡീലർമാർ ചണ്ഡിഗഡ് ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക കേരള ബാങ്കിൽ കോർ ബാങ്കിംഗ് നടപ്പാക്കാനുള്ള 500 കോടി രൂപയുടെ കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ഗൂഢാലോചന: കരകുളം കൃഷ്ണപിള്ള Newsthen l The news interactive സംസ്ഥാനത്ത് ഇന്ന് 4,450 കോവിഡ് കേസുകള്‍; 23 മരണം കേരള ബാങ്കിൽ കോർ ബാങ്കിംഗ് നടപ്പാക്കാനുള്ള 500 കോടി രൂപയുടെ കരാർ അമേരിക്കൻ കമ്പനിക്ക് നൽകാൻ ഗൂഢാലോചന: കരകുളം കൃഷ്ണപിള്ള കേരള ബാങ്കിൽ കോർ ബാങ്കിംഗ് സംവിധാനം ഒരുക്കുന്നതിന് ഉൾപ്പെടെ 500 കോടിയോളം രൂപയുടെ കരാർ നൽകുന്നതിൽ കോടികളുടെ ക്രമക്കേട് നടത്താൻ നീക്കമെന്നു സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. ഒരു അമേരിക്കൻ കമ്പനിക്ക് കരാർ നൽകുന്നതിനുവേണ്ടി കേരള ബാങ്കിലെയും സിപിഎമ്മിലെയും ചില ഉന്നതർ യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഈ കമ്പനി പ്രതിസന്ധിയിലാണെന്നും ഓഹരികൾ വിൽക്കാൻ പോകുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻകിട ബാങ്കുകൾ കുറഞ്ഞതു 10 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള കമ്പനികളെ മാത്രമേ ടെൻഡറിൽ പങ്കെടുപ്പിക്കാറുള്ളൂ. കേരള ബാങ്കിന്റെ ടെണ്ടർ വ്യവസ്ഥയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. 2017ൽ ആരംഭിച്ച അമേരിക്കൻ കമ്പനിയെ ടെണ്ടറിൽ പങ്കെടുപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ചില ധനകാര്യ സ്ഥാപനങ്ങളിലെ കരാർ എടുത്തശേഷം പൂർത്തിയാക്കാത്ത ചരിത്രവും അമേരിക്കൻ കമ്പനിക്കുണ്ട്. കേരള ബാങ്ക് 2019ൽ ടെണ്ടർ ക്ഷണിച്ചപ്പോൾ 4 കമ്പനികൾ പങ്കെടുത്തിരുന്നു. ടെക്നിക്കൽ ബിഡ്ഡിൽ 2 കമ്പനികളാണ് യോഗ്യത നേടിയത്. അതിൽ ഈ അമേരിക്കൻ കമ്പനി ഉണ്ടായിരുന്നു. പ്രൈസ് ബിഡ് കൂടി കഴിഞ്ഞുമാത്രമേ സ്കോർ പുറത്തുവിടാൻ പാടുള്ളൂവെന്നാണു വ്യവസ്ഥ. എന്നാൽ അമേരിക്കൻ കമ്പനിയെ സഹായിക്കുന്നതിനുവേണ്ടി അവർ ടെക്നിക്കൽ സ്കോർ അധികമായി നൽകുകയും പങ്കെടുത്ത കമ്പനികളുടെയെല്ലാം സ്കോറുകൾ പുറത്തുവിടുകയും ചെയ്തു ചെയ്തു. പ്രൈസ് ബിഡിൽ അതു മനസ്സിലാക്കി അമേരിക്കൻ കമ്പനിക്ക് ലേലം വിളിക്കുന്നതിന് സൗകര്യം ഒരുക്കാനാണ് സ്കോർ പുറത്തുവിട്ടത്. ഇതിനെ എതിർത്തുകൊണ്ടു മറ്റു കമ്പനികൾ സർക്കാരിനെ സമീപിച്ചു. എന്നിട്ടും ടെണ്ടർ നടപടിയുമായി മുന്നോട്ടുപോകാനാണു കേരള ബാങ്ക് ശ്രമിച്ചത്. എന്നാൽ അമേരിക്കൻ കമ്പനി നൽകിയ കണക്കുകളിൽ പിഴവുണ്ടായതിനാൽ ടെണ്ടർ ഉപേക്ഷിക്കാൻ നിർബന്ധിതരായി. തുടർന്നാണ് 2020ൽ വീണ്ടും ടെണ്ടർ ക്ഷണിച്ചു. ഇപ്പോഴും അമേരിക്കൻ കമ്പനി സജീവമായി രംഗത്തുണ്ട്. ടെക്നിക്കൽ ബിഡിന്റെ സ്കോറിങാണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ ലഭിക്കുന്ന സ്കോറാണു കരാർ നേടുന്നതിനുള്ള നിർണായക ഘടകം. അമേരിക്കൻ കമ്പനിക്ക് സ്കോർ കൂടുതൽ നൽകി കരാർ ഉറപ്പാക്കാനാണ് ചരടുവലികൾ നടക്കുന്നത്. അതിനു സാധിച്ചില്ലെങ്കിലും ടെക്നിക്കൽ ബിഡ്ഡിൽ കമ്പനിക്ക് തുല്യമായ മാർക്ക് നൽകിയശേഷം പ്രൈസ് ബിഡ്ഡിൽ അമേരിക്കൻ കമ്പനിയെക്കൂടി ഉൾപ്പെടുത്താനുമാണ് ആലോചന. തെരഞ്ഞെടുപ്പ് അടുത്തതോടെ വൻ കൊള്ളയ്ക്ക് കേരള ബാങ്കിനെ ഉപയോഗിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. ടെണ്ടർ നടപടികൾ വ്യവസ്ഥയ്ക്കനുസരിച്ചും സുതാര്യമായും നടത്തിയില്ലെങ്കിൽ നിയമനടപടികളിലേക്കു കടക്കാൻ സഹകരണ ജനാധിപത്യവേദി നിർബന്ധിതമാകും. Previous Previous post: അവരോട് സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി സാമൂഹിക അകലം ഉറപ്പുവരുത്തണം: അജു വര്‍ഗീസ് Next Next post: കുളത്തിൽ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… നവ തിരുപ്പതികളിലൊന്നാണ് തിരുപുലിയൻഗുഡി പെർമുവൽ ക്ഷേത്രം 1] തമിഴ്‌നാട്ടിലെ തമിഴ്‌നാട്ടിലെ തിരുചെണ്ടൂർ-തിരുനെൽവേലി റൂട്ടിലുള്ള വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഒമ്പത് ഹിന്ദു ക്ഷേത്രങ്ങൾ തമിരപാറാണി നദിയുടെ തീരത്താണ്. ഈ 9 ക്ഷേത്രങ്ങളെയും “ദിവ്യ ദേശങ്ങൾ”, 12 കവി വിശുദ്ധന്മാർ അഥവാ അൽവാറുകൾ ആരാധിക്കുന്ന വിഷ്ണുവിന്റെ 108 ക്ഷേത്രങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വസിഷ്ഠ മഹർഷിയുടെ പുത്രന്മാരും സപ്ത ish ഷിസ് എന്നറിയപ്പെടുന്നവരുമായ യജ്ഞജ്ഞയ്ക്ക് അവരുടെ ശബ്ബം നൽകി. അറിയപ്പെടുന്ന ഒരു രാക്ഷസനായിരുന്ന യജ്ഞാശർമ്മയ്ക്ക് ഒടുവിൽ അദ്ദേഹത്തിന്റെ സഭയുടെ വിമോചൻ ലഭിച്ചു. ഒരിക്കൽ, ദേവേന്ദ്രൻ – ഇന്ദിരൻ ദേവഗുരു ബ്രഗസ്പതിക്ക് ശരിയായ ആദരവ് നൽകിയില്ല, അതിനാൽ ഇന്ദിരനെ കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല, ബ്രഹ്മദേവൻ നിർദ്ദേശിച്ചതുപോലെ പെട്ടെന്നു അപ്രത്യക്ഷനായി. ദേവന്മാരുടെ ശക്തി ശക്തിപ്പെടുത്തുന്നതിനായി യാഗം ചെയ്യുന്നതിനിടയിൽ, അറക്കന്മാരുടെ (രാക്ഷസന്റെ) ശക്തി വളരണമെന്ന് അദ്ദേഹത്തിന്റെ മനസ്സ് ചിന്തിച്ചിരുന്നു. 3 തലകളുള്ള ഒരു വ്യക്തിയാണ് വിചുവരുണ. അടിസ്ഥാനപരമായി അദ്ദേഹം അറക്കാസിന്റെ അനുയായിയായതിനാൽ, അദ്ദേഹത്തിന്റെ മനസ്സ് യഥാർത്ഥത്തിൽ യാഗം ചെയ്തത് ദേവന്മാരുടെ ശക്തി ഉയർത്താൻ മാത്രമാണ്. ഇത് മനസിലാക്കുന്നതിലൂടെ (അതായത് വായ ഒരു കാര്യം സംസാരിക്കുകയും അവന്റെ മനസ്സ് അതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നു) തന്റെ ദേവൻ മുഖേന ദേവേന്ദ്രൻ ഇന്ദിരൻ തന്റെ വജ്രയൂദ് ഉപയോഗിച്ച് വിചുവരുണന്റെ തല മുറിച്ചു. അദ്ദേഹത്തിന്റെ മൂന്ന് തലകളും കഴുകൻ, കഴുകൻ, കാക്ക എന്നിങ്ങനെ മാറി വായുവിലേക്ക് വലിച്ചെറിയപ്പെട്ടു, അക്കാലത്ത് അദ്ദേഹം ബ്രഹ്മഗതി ധോഷം പിടിച്ചു. അദ്ദേഹത്തെ അതിൽ നിന്ന് പുറത്താക്കാനായി മറ്റെല്ലാ ദേവന്മാരും ഭൂമി, വെള്ളം, സ്ത്രീകൾ, മരങ്ങൾ എന്നിവ ദോശം മായ്‌ക്കാൻ നൽകി, പക്ഷേ അത് മായ്‌ക്കാനായില്ല, ഒടുവിൽ ഈ സ്തംഭത്തിൽ മാത്രം ഈ ധോസം മായ്ച്ചു. സാധാരണയായി എം‌പെരുമാൻ‌ നിശബ്ദതയുടെയും മൃദുലതയുടെയും മുഴുവൻ ഘടനയാണെന്ന് പറയപ്പെടുന്നു. എന്നാൽ ചില സമയങ്ങളിൽ, ഈ ലോകത്തിൽ നിന്ന് തിന്മയെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം തന്നെ അഹങ്കാരിയായി മാറുന്നു, അതിനാൽ തന്നെ ഈ സ്താല പെരുമാളിന് “കൈചിന വെന്ദൻ” എന്നും പേരിട്ടു. ശ്രീമൻ നാരായണന്റെ പൊതു കഥാപാത്രം മൃദുവും ശാന്തവുമാണ്, ശിവന്റെ പൊതു സ്വഭാവം ദേഷ്യപ്പെടുന്നു. എന്നാൽ, ഈ സ്തംഭത്തിൽ, ശ്രീമൻ നാരായണൻ ശിവന്റെ സ്വഭാവം കാണിക്കുന്നു, അത് രണ്ടും തുല്യമാണെന്നും അവ ഒരേപോലെ പരിഗണിക്കണമെന്നും ലോകത്തിന് വിശദീകരിക്കുന്നു. സാധാരണയായി, രാജ്യം ഭരിക്കുന്ന രാജാവിന് ഒരു പ്രത്യേക സമയത്തും ദേഷ്യം വരരുത്. പക്ഷേ, രാജ്യത്തെ ജനങ്ങൾക്കെതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ, ശത്രുവിനെ കൊല്ലാൻ (അല്ലെങ്കിൽ) ശിക്ഷിക്കാൻ അയാൾ കോപിക്കണം. അതേപോലെ, ശ്രീമൻ നാരായണൻ ഇവിടെ ഈ കോപത്തെക്കുറിച്ച് വിശദീകരിക്കുകയും തന്റെ സേവയെ ഭുജംഗ സായനാമണ്ടിലെ “കൈചിന വെന്ദൻ” എന്ന് നൽകുകയും വസിഷ്ഠാറിന്റെ മക്കളും ബ്രഹ്മഗതി ധോഷവും നൽകിയ യജ്ഞശർമ്മത്തിന്റെ ശാപത്തിൽ നിന്ന് കരകയറുകയും ചെയ്യുന്നു. കെയ്‌ചിന വെന്ദപ്പേരുമാലിന്റെ തിരു വയരുവിൽ നിന്ന് (താമര) താമരച്ചെടികളുടെ പുറംതൊലിയിലൂടെയാണ്, ഗർഭാഗ്രഹത്തിന്റെ ചുവരിൽ കാണപ്പെടുന്ന ബ്രഹ്മാവ് ഘടിപ്പിച്ചിരിക്കുന്നു. ചക്രവർത്തിയുടെ തിരുപ്പാദം (അടി) മാത്രമേ നമുക്ക് കാണാൻ കഴിയൂ. രണ്ട് കാലുകളും കാണാൻ, ഒരു ചെറിയ ദ്വാരത്തിലൂടെ നമുക്ക് അത് കാണാൻ കഴിയും, അത് ബാഹ്യ പ്രഘാറത്തിൽ കാണപ്പെടുന്നു. ഈ ക്ഷേത്രത്തിലെ മൂലവർ ശ്രീ കൈചിന വെന്ദനാണ്. കിഴക്ക് ദിശയിൽ അഭിമുഖീകരിക്കുന്ന ഭുജംഗ സയനത്തിലെ കിദാന്ത കോലത്തിലെ മൂലവർ. വരുണൻ, നിർരുതി, ധർമ്മരാജൻ, നരാർ എന്നിവർക്കായി പ്രത്യാശം. തായർ: രണ്ട് നാച്ചിയാർ – മലാർ മഗൽ നാച്ചിയാർ, പൂമഗൽ നാച്ചിയാർ. “പുലിംഗുട് വള്ളി” എന്ന പേരിൽ ഒരു ചെറിയ ഉത്സവ നാച്ചിയാറും കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ ശ്രീമൻ നാരായണൻ ഭാര്യയോടൊപ്പം ഒറ്റയ്ക്ക് അലഞ്ഞുനടക്കുന്നത് കണ്ട ഭൂമി ദേവി കോപത്തോടെ അധോലോകത്തിലേക്ക് പോയി. ഉടനെ തിരുമലും ശ്രീദേവിയും പോയി അദ്ദേഹത്തെ പ്രീണിപ്പിച്ച് തിരികെ കൊണ്ടുവന്നു. അധോലോകത്തിലേക്ക് പോയ തളർന്ന തീരദേശ പെരുമാളിന്റെ കാലിനടുത്തുള്ള കട്ടിലിലാണ് രണ്ട് ദേവതകളും ഇരിക്കുന്നത്. ഭൂമിദേവി ദേവിക്ക് നൽകിയ അനുഗ്രഹത്താൽ ഭൂമിപലാന സേതിരാം എന്ന പേര് നൽകി. പെരുമാളിന് കാസ്സിനി വണ്ടർ എന്ന പേര് ലഭിച്ചു. പിന്നീട് മാരുവിക് കെയ്‌സിനവേന്ദറായി. ശപിക്കപ്പെട്ട വരുൺ, നിരുതി, തരുമരാജൻ എന്നിവർ പെരുമാളയെ ആരാധിക്കുകയും ജനിക്കുകയും ചെയ്തു. യോഗ്യ ശർമ്മ തനിക്ക് ആദരവ് നൽകാതിരുന്നതിനാലാണ് വസിഷ്ഠന്റെ മകൻ മുനി ശക്തി എന്ന രാക്ഷസനാകാൻ ശപിക്കപ്പെട്ടത്. ഈ ശാപത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു യജ്ഞം നടത്താൻ ഇന്ദ്രൻ ഈ സ്ഥലത്ത് വരും. അപ്പോൾ നിങ്ങൾ അത് നശിപ്പിക്കാൻ ശ്രമിക്കും. അപ്പോൾ തിരുമൽ തന്റെ കഥ ഉപയോഗിച്ച് നിങ്ങളെ ശപിക്കും, ശക്തി മുനി പറഞ്ഞു. ശക്തി മുനി പറയുന്നതനുസരിച്ച്, ഇന്ദ്രൻ ഇവിടെ ഒരു യജ്ഞം നടത്താൻ ശ്രമിച്ചപ്പോൾ പിന്നീട് ഒരു രാക്ഷസനായി മാറിയ യജ്ഞ ശർമ്മ അത് നശിപ്പിക്കാൻ ശ്രമിച്ചു. ഈ ക്ഷേത്രത്തിൽ, പെരുമാളിലെ തിരുവാടിയിൽ നിന്ന് താമര പതാക ഒറ്റയ്ക്ക് പറക്കുന്നതും ചുവരിൽ ബ്രഹ്മാവിന്റെ താമരപ്പൂവും കാണാം. പെരുമാളിന് റൊട്ടി അർപ്പിക്കുകയും സാഗസ്രനാമം സമർപ്പിക്കുകയും നിരഞ്ജന വിളക്ക് (സ്പ്രെഡ് പേസ്റ്റ്, അതിൽ തേങ്ങ നെയ്ത്ത് കത്തിക്കുകയും ചെയ്യുന്നു) ആരാധിക്കുകയാണെങ്കിൽ വിവാഹ നിരോധനം നീക്കും; നിങ്ങൾ പച്ച പയറ് ദാനം ചെയ്താൽ വിദ്യാഭ്യാസവും വിവേകവും കൈകോർത്തുപോകും. മൂപ്പന്മാർ നൽകുന്ന ശാപത്തിൽ നിന്ന് മുക്തി നേടാനും, കോപം മൂലം നല്ലവരിൽ നിന്ന് അകന്നുപോകാതിരിക്കാനും, കുടുംബപ്രശ്നം വളരെയധികം പോകാതിരിക്കാനും, ബന്ധുക്കളോട് സ്നേഹം കാണിക്കാനും തുടരാനും കുടുംബത്തിൽ സന്തോഷം മതി. കുടുംബത്തിലെ നല്ല കാര്യങ്ങൾ ആസ്വദിക്കാനും ഈ സ്ഥലത്ത് വന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനും. തിരുചെന്ദൂരിൽ നിന്ന് നെല്ലായിയിൽ ബസ്സിൽ എത്തിച്ചേരാം. വരഗുനമംഗായിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഇത്. തിരുനെൽവേലിയിൽ നിന്ന് – 32 കിലോമീറ്റർ, അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: തിരുനെൽവേലി, തിരുചെണ്ടൂർ. 108 ദിവ്യ ദേശങ്ങളെക്കുറിച്ചും ടൂർ പാക്കേജുകളെക്കുറിച്ചും കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. ജിഷയുടെ അമ്മയും സഹോദരിയുമാണ് വില്ലൻമാരെന്നും അതിനുള്ള വില ജിഷയ്ക്ക് നൽകേണ്ടിവന്നുവെന്നുമുള്ള കാര്യത്തിൽ അയൽക്കാർ ഏകാഭിപ്രായക്കാർ ജിഷയുടെ കൊലയാളിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പെരുമ്പാവൂരിൽ അമ്പരപ്പും അങ്കലാപ്പും. ഇത്തരത്തിലുള്ള മറ്റ് കേസുകളിലെന്ന പോലെ ജിഷയുടെ വസതിക്കു സമീപം പത്രപ്രവർത്തകരിൽ നിന്ന് തങ്ങളുടെ മുൻധാരണകളെയുറപ്പിക്കാനുള്ള തിരക്കിലാണ് പുരുഷൻമാരെങ്കിൽ സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരെ കാണുന്ന നിമിഷം മുയലുകളെ പോലെ ഓടിമറയുകയാണ്. ജിഷയുടെ വീടിന് ചുറ്റും കൂടിനിൽക്കുന്ന പുരുഷൻമാരുടെ ചെറുസംഘങ്ങൾക്ക് ഒരുപാട് സംസാരിക്കാനുള്ളത് പരോക്ഷമായി ജിഷയുടെ സഹോദരി ദീപയെയും അമ്മ രാജേശ്വരിയെയും പരാമർശിച്ചുകൊണ്ട് ദുസ്വഭാവങ്ങളെക്കുറിച്ചാണ്. 'ഈ പ്രദേശത്തിന് പുറത്തുജീവിക്കുന്ന എല്ലാവർക്കും രാജേശ്വരിയോട് സഹതാപമാണ്. പക്ഷേ അവളാരാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ. പക്ഷേ ജിഷ പാവമായിരുന്നു. അധികം സംസാരിക്കാത്ത ഒരു പെൺകുട്ടി.' ലുങ്കിയും ഷർട്ടും ധരിച്ച ഒരു മാന്യൻ പ്രഖ്യാപിച്ചു. ജിഷയുടെ അമ്മയുടം സഹോദരിയുമാണ് യഥാർത്ഥ വില്ലൻമാരെന്നും അതിന്റെ വില കൊടുക്കേണ്ടി വന്നത് ജിഷയ്ക്കാണെന്നുമുള്ള കാര്യത്തിൽ പ്രദേശത്തുകാർ ഏതാണ്ട് ഏകാഭിപ്രായക്കാരാണ്. ജിഷയോട് എന്തെങ്കിലും സഹതാപമുണ്ടെങ്കിൽ അതുപോലും ഇവിടെ അവസാനിക്കുന്നു. ഒരു ചെറിയ തോടിന്റെ കരയിലുള്ള ജിഷയുടെ വീടിന് സമീപം കുറച്ചകലെയായി സാമാന്യം ഭേദപ്പെട്ട നല്ല വീടുകൾ അയൽപക്കമായി ഉണ്ട്. എന്തായാലും ജിഷയുടെ വീട് തീർത്തും ഒരൊറ്റപ്പെട്ട ഇടത്തല്ല. ജിഷയുടെ അയൽക്കാരിൽ ഒരാൾ മാത്രമാണ് ഏപ്രിൽ 28ന് എന്തെങ്കിലും കണ്ടതായി പറയുന്നത്. വൈകിട്ട് എന്തെങ്കിലും കേട്ടതായി വരെ മറ്റാർക്കും അറിയില്ലെന്നാണ് മനസ്സിലാക്കുന്നത്. ഈയൽക്കാരി മാധ്യമപ്രവർത്തകരെ കണ്ടമാത്രയിൽ വീട്ടിലേയ്ക്ക് ഓടിക്കയറി വാതിലടക്കുകയായിരുന്നു. എന്നിരുന്നാലും അവർ പിന്നീട് ദ ന്യൂസ്മിനുട്ടിനോട് സംസാരിച്ചു. ' ആരോ ഒരാൾ ഓടുന്നത് ഞാൻ വ്യക്തമല്ലെങ്കിലും കണ്ടു. എന്തെങ്കിലും ശബ്ദം അവിടെ നിന്ന് കേട്ടുവോ എന്ന് തീർച്ചയില്ല മനമില്ലാ മനസ്സോടെ അവർ പ്രതികരിച്ചു. എന്താണ സംഭവമെന്ന് പരിശോധിക്കുകയുണ്ടായില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. ' ആരും അവരുടെ വീട്ടിലേക്ക് പോകാറില്ല. അവളുടെ അമ്മ ഒരു വിചിത്രസ്വഭാവക്കാരിയാണ് കൂടുതലൊന്നും സംസാരിക്കാൻ അവർ കൂട്ടാക്കിയില്ല. ഒരുപക്ഷേ അവരുടെ സാക്ഷിമൊഴി പൊലിസിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാകാൻ സാധ്യതയുണ്ട്. മഞ്ഞ ഷർട്ടിട്ട ഒരു പുരുഷൻ ഓടിപ്പോകുന്നത് കണ്ടുവെന്നായിരുന്നു അവരുടെ മൊഴി. 'പല ആളുകളും ജിഷയുടെ വീട്ടിലെത്തുന്നു. പക്ഷേ ജിഷയുടെ അമ്മയുടെ സ്വഭാവം കാരണം ഒരു നിലക്കുള്ള സാമൂഹികഭ്രഷ്ട് അവർക്കുണ്ടായിരുന്നു. ഇവിടെയുള്ള ആളുകൾക്കെല്ലാം അതറിയാം. അവരുടെ വീടിനടുത്ത് റോഡിനരികിൽ നിൽക്കാൻ പോലും ഇവിടുത്തെ ആണുങ്ങൾക്ക് ഭയമാണ്. ഞങ്ങൾ അവരെ കാണാനെത്തിയതാണെന്ന് മറ്റുള്ളവർ ചിന്തിച്ചേക്കുമോ എന്ന പേടി കൊണ്ട് രാജേശ്വരിയുടെ കുടുംബത്തോട് അയൽക്കാർ ഉദാസീനസമീപനം പുലർത്തിയെന്ന് മറ്റൊരാൾ പഴിച്ചു. ' അമ്മയുടെ 'ദുർന്നടപ്പിനെ' ചോദ്യം ചെയ്യാൻ ആളുകൾ ശ്രമിച്ചപ്പോൾ എതിർത്തുസംസാരിക്കാൻ മാത്രം ധൈര്യമുള്ളവളായിരുന്നു ജിഷ. അവളെയും ആ ഒരു രീതിയിലാണ് പലരും കണ്ടിട്ടുണ്ടാകുക. പക്ഷേ എല്ലാവർക്കും അവളൊരു ധൈര്യമുള്ള, നല്ല ഒരു പെൺകുട്ടിയായാണ് 25 കാരനായ വിഷ്ണു എന്ന ഓട്ടോ ഡ്രൈവർ പറഞ്ഞു. ജിഷയുടെ കൊലപാതകത്തിന് ശേഷമാണ് അവളുടെ കുടുംബത്തിന്റെ ജാതിയെന്തെന്ന് പോലും തങ്ങളറിയുന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥയായ സാവിത്രി പറഞ്ഞു ജാതിയല്ല അവരോട് വെറുപ്പുതോന്നാനുള്ള കാരണം. വേറെയും ദലിത് വിഭാഗക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. അവരോട് ഇവിടുത്തെ സമൂഹം എന്തെങ്കിലും അവഗണന കാണിക്കുന്നുണ്ടോ എന്ന് നോക്കൂ. രാജേശ്വരിയെയും കുടുംബത്തേയും അയൽക്കാർ ഒ്ന്നടങ്കം വെറുത്തെങ്കിൽ അതിന് അവർക്കതിന്റെ കാരണം കാണും അതുപറയുമ്പോൾ അവരുടെ ശബ്ദമുയർന്നു. ജിഷയുടെ കുടുംബത്തോട് ശത്രുതാമനോഭാവമായിരുന്നു ഉണ്ടായിരുന്നതെന്ന് അതുവഴി അബദ്ധത്തിൽ അവർ സമ്മതിക്കുകയായിരുന്നു. നമ്മൾ നമ്മുടെ അയൽക്കാരെ വെറുക്കുന്നതിനെ എത്രമാത്രം ന്യായീകരിച്ചാലും അവർ ഒരു കുഴപ്പത്തിൽ അകപ്പെടുമ്പോൾ വ്യക്തികളെന്ന നിലയിൽ നാം എന്തുചെയ്യുമെന്ന ചോദ്യം സാവിത്രിയെപ്പോലുള്ളവരുടെ സമീപനം ഉയർത്തുന്നുണ്ട്. എന്നാൽ രാജേശ്വരിയോടുള്ള അനുകമ്പ ഒരൊറ്റപ്പെട്ട ശബ്ദമായും അവരുടെ ഇടയിൽ നിന്നുതന്നെ കേട്ടു. വിരോധാഭാസന്ന് പറയട്ടേ, അതൊരു പുരുഷശബ്ദവുമായിരുന്നു. പ്രദേശത്തെ പല യുവാക്കൾക്കുമെതിരെ രാജേശ്വരി കേസുകൊടുത്തിരുന്നുവെന്ന് രാജേഷ് എന്ന പ്രദേശത്തുകാരൻ പറയുന്നു രാജേശ്വരിയുടെ വീടിന് മുൻപിൽ നിന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്.' ഒരു കുടിലെന്ന് പറയാവുന്ന തരത്തിലുള്ള വീട്ടിൽ ജീവിച്ച് രണ്ട് പെൺമക്കളേയും കഷ്ടപ്പെട്ട് വളർത്തിയെടുത്തവരാണ് രാജേശ്വരി എന്ന് രാജേഷിനും ബോധ്യമുണ്ട്. ' സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയായിരിക്കാം രാജേശ്വരിയുടെ ഇത്തരം പ്രവൃത്തികൾക്ക് പിറകിൽ. ആളുകളുടെ കപടസദാചാരനാട്യങ്ങളും ജിഷയുടെ കുടുംബത്തെ വേട്ടയാടി. ഒരു നിലയ്ക്ക് പറഞ്ഞാൽ നമ്മളോരോരുത്തരും സംഭവിച്ച കാര്യങ്ങൾക്ക് ഉത്തരവാദികളാണ് അയാൾ കൂട്ടിച്ചേർത്തു. മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘പതിനെട്ടാം പടി’ ഉടൻ. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്. അതേസമയം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ഉണ്ട’ ഉടൻ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ. താൽ‌പ്പര്യമുള്ള സംരംഭകർ‌ക്ക് ഇത് ആക്‌സസ് ചെയ്യാൻ‌ കഴിയുന്നതിനാൽ‌ ആരംഭിക്കുന്നതിനുള്ള മികച്ച ബിസിനസ്സ് മോഡലാണ് ഡ്രോപ്പ്‌ഷിപ്പിംഗ്. ഡ്രോപ്പ്‌ഷിപ്പിംഗ് ഉപയോഗിച്ച്, പരിമിതമായ ദോഷം ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്ത ബിസിനസ്സ് ആശയങ്ങൾ വേഗത്തിൽ പരീക്ഷിക്കാൻ കഴിയും, ഇത് ആവശ്യാനുസരണം ഉൽ‌പ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നും വിപണനം ചെയ്യാമെന്നും ധാരാളം അറിയാൻ നിങ്ങളെ അനുവദിക്കുന്നു. ഡ്രോപ്പ്ഷിപ്പിംഗ് അത്തരമൊരു ജനപ്രിയ മോഡലാകാൻ മറ്റ് ചില കാരണങ്ങൾ ഇതാ. ഡ്രോപ്പ്‌ഷിപ്പിംഗിന്റെ ഏറ്റവും വലിയ നേട്ടം ആയിരക്കണക്കിന് ഡോളർ ഇൻവെന്ററിയിൽ നിക്ഷേപിക്കാതെ ഒരു ഇ-കൊമേഴ്‌സ് സ്റ്റോർ ആരംഭിക്കാൻ കഴിയും എന്നതാണ്. പരമ്പരാഗതമായി, ചില്ലറ വ്യാപാരികൾക്ക് വലിയ അളവിൽ മൂലധന വാങ്ങൽ പട്ടികയുമായി ബന്ധിപ്പിക്കേണ്ടിവന്നു. ഡ്രോപ്പ്‌ഷിപ്പിംഗ് മോഡൽ ഉപയോഗിച്ച്, നിങ്ങൾ ഇതിനകം വിൽപ്പന നടത്തി ഉപഭോക്താവ് പണമടച്ചില്ലെങ്കിൽ നിങ്ങൾ ഒരു ഉൽപ്പന്നം വാങ്ങേണ്ടതില്ല. കാര്യമായ മുൻ‌നിര ഇൻ‌വെന്ററി നിക്ഷേപങ്ങളില്ലാതെ, ഉൽ‌പ്പന്നങ്ങൾ‌ ആരംഭിക്കുന്നതിനും വളരെ കുറച്ച് പണം ഉപയോഗിച്ച് വിജയകരമായ ഡ്രോപ്പ്‌ഷിപ്പിംഗ് ബിസിനസ്സ് ആരംഭിക്കുന്നതിനും സാധ്യമാണ്. ഒരു പരമ്പരാഗത റീട്ടെയിൽ ബിസിനസ്സിലെന്നപോലെ, വാങ്ങിയ ഏതെങ്കിലും സാധന സാമഗ്രികൾ വിൽക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധമല്ലാത്തതിനാൽ, ഒരു ഡ്രോപ്പ്ഷിപ്പിംഗ് സ്റ്റോർ ആരംഭിക്കുന്നതിൽ അപകടസാധ്യത കുറവാണ്. ഭ physical തിക ഉൽ‌പ്പന്നങ്ങളുമായി നിങ്ങൾ‌ ഇടപെടേണ്ടതില്ലെങ്കിൽ‌ ഒരു ഇ-കൊമേഴ്‌സ് ബിസിനസ്സ് നടത്തുന്നത് വളരെ എളുപ്പമാണ്. ഡ്രോപ്പ്ഷിപ്പിംഗ് ഉപയോഗിച്ച്, നിങ്ങൾ വിഷമിക്കേണ്ടതില്ല: ഒരു വെയർഹ house സ് കൈകാര്യം ചെയ്യുകയോ പണമടയ്ക്കുകയോ ചെയ്യുക നിങ്ങളുടെ ഓർഡറുകൾ പായ്ക്ക് ചെയ്യുകയും ഷിപ്പിംഗ് ചെയ്യുകയും ചെയ്യുന്നു അക്ക ing ണ്ടിംഗ് കാരണങ്ങളാൽ ഇൻ‌വെന്ററി ട്രാക്കുചെയ്യുന്നു വരുമാനവും ഇൻ‌ബ ound ണ്ട് കയറ്റുമതിയും കൈകാര്യം ചെയ്യുന്നു ഉൽപ്പന്നങ്ങൾ തുടർച്ചയായി ഓർഡർ ചെയ്യുകയും സ്റ്റോക്ക് ലെവൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു സാധന സാമഗ്രികൾ വാങ്ങുന്നതിനോ ഒരു വെയർഹ house സ് കൈകാര്യം ചെയ്യുന്നതിനോ നിങ്ങൾ ഇടപെടേണ്ടതില്ലാത്തതിനാൽ, നിങ്ങളുടെ ഓവർഹെഡ് ചെലവുകൾ വളരെ കുറവാണ്. വാസ്തവത്തിൽ, വിജയകരമായ പല ഡ്രോപ്പ്‌ഷിപ്പിംഗ് സ്റ്റോറുകളും ഗാർഹിക അധിഷ്ഠിത ബിസിനസ്സുകളായി പ്രവർത്തിക്കുന്നു, ഇതിന് ലാപ്‌ടോപ്പിനേക്കാൾ അൽപ്പം കൂടുതലും പ്രവർത്തിക്കാൻ ആവർത്തിച്ചുള്ള ചിലവുകളും ആവശ്യമാണ്. നിങ്ങൾ വളരുന്തോറും, ഈ ചെലവുകൾ വർദ്ധിക്കുമെങ്കിലും പരമ്പരാഗത ഇഷ്ടിക-മോർട്ടാർ ബിസിനസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവായിരിക്കും. 4. സ lex കര്യപ്രദമായ സ്ഥാനം ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് എവിടെ നിന്നും ഒരു ഡ്രോപ്പ്ഷിപ്പിംഗ് ബിസിനസ്സ് പ്രവർത്തിപ്പിക്കാൻ കഴിയും. നിങ്ങൾക്ക് വിതരണക്കാരുമായും ഉപഭോക്താക്കളുമായും എളുപ്പത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്നിടത്തോളം കാലം, നിങ്ങളുടെ ബിസിനസ്സ് പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും കഴിയും. 5. വിൽക്കാനുള്ള ഉൽപ്പന്നങ്ങളുടെ വിശാലമായ തിരഞ്ഞെടുപ്പ് നിങ്ങൾ വിൽക്കുന്ന ഇനങ്ങൾ മുൻകൂട്ടി വാങ്ങേണ്ടതില്ലാത്തതിനാൽ, നിങ്ങളുടെ സാധ്യതയുള്ള ഉപയോക്താക്കൾക്ക് ട്രെൻഡുചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഒരു നിര നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. വിതരണക്കാർ ഒരു ഇനം സംഭരിക്കുകയാണെങ്കിൽ, അധിക ചെലവില്ലാതെ നിങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ വിൽപ്പനയ്ക്കായി ഇത് ലിസ്റ്റുചെയ്യാം. ഒരു പുതിയ സ്റ്റോർ‌ ആരംഭിക്കുന്നതിനും ബിസിനസ്സ് ഉടമകൾ‌ക്കും അധിക ഉൽ‌പ്പന്ന വിഭാഗങ്ങൾ‌, ഉദാ. ഡ്രോപ്പ്ഷിപ്പിംഗിന്റെ പ്രധാന നേട്ടം, വീണ്ടും, ഒരു വലിയ അളവിലുള്ള സാധനങ്ങൾ വാങ്ങുന്നതിനുമുമ്പ് ഉൽപ്പന്നങ്ങൾ ലിസ്റ്റുചെയ്യാനും വിൽക്കാനുമുള്ള കഴിവാണ്. ഒരു പരമ്പരാഗത റീട്ടെയിൽ ബിസിനസ്സ് ഉപയോഗിച്ച്, നിങ്ങൾക്ക് ഓർഡറുകളുടെ മൂന്നിരട്ടി ലഭിക്കുകയാണെങ്കിൽ, നിങ്ങൾ സാധാരണയായി മൂന്നിരട്ടി ജോലി ചെയ്യേണ്ടതുണ്ട്. ഡ്രോപ്പ്‌ഷിപ്പിംഗ് വിതരണക്കാരെ സ്വാധീനിക്കുന്നതിലൂടെ, അധിക ഓർഡറുകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള മിക്ക ജോലികളും വിതരണക്കാർ വഹിക്കും, ഇത് വർദ്ധിച്ചുവരുന്ന വേദനകളോടും വർദ്ധനവ് കുറഞ്ഞ ജോലികളോടും കൂടി വികസിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു. വിൽപ്പന വളർച്ച എല്ലായ്‌പ്പോഴും അധിക ജോലികൾ കൊണ്ടുവരും പ്രത്യേകിച്ചും ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെട്ടവ എന്നാൽ പരമ്പരാഗത ഇകൊമേഴ്‌സ് ബിസിനസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രോപ്പ്‌ഷിപ്പിംഗ് സ്‌കെയിൽ ഉപയോഗിക്കുന്ന ബിസിനസുകൾ. നിങ്ങളുടെ ഡ്രോപ്പ്ഷിപ്പിംഗ് ബിസിനസ്സ് ഇന്ന് ആരംഭിക്കുക നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക കിഴക്കും പാടത്തെ രാമചന്ദ്രൻ മാഷ് ഏഴാം ക്ലാസ്സിൽ മലയാളം പാഠം പഠിപ്പിച്ചു കൊണ്ടു നിൽക്കുമ്പോഴാണ്, പൊടുന്നനെ ഭാഷ മറന്നു പോയത് ! ബ്ലാക്ക് ബോർഡിൽ എന്തോ എഴുതാൻ തുനിഞ്ഞത് മറന്നു് ;മാഷ് ഒരു പക്ഷിയുടെ പടം വരയ്ക്കാൻ തുടങ്ങി!, കുട്ടികളാകട്ടെ പാഠഭാഗങ്ങളിലൊന്നും പറന്നു വരാത്ത തത്തമ്മയുടെ ആഗമനോദ്ദേശം എന്തെന്നറിയാൻ ജിജ്ഞാസപൂർവ്വം കാത്തിരുന്നു! പടം വരയിൽ സയം മുഴുകിയ മാഷ് ഇടയ്ക്ക് ഒന്നു തിരിഞ്ഞു നോക്കിയപ്പോഴാണ്, ഇതെല്ലാം വീക്ഷിച്ച് കൗതുകത്തോടെയിരിക്കുന്ന ഇരുപത്തിനാലുകുട്ടികളെ കണ്ടത്. തെല്ലൊരന്ധാളിപ്പോടെ രാമചന്ദ്രൻ മാഷ് കുട്ടികളേയും കുട്ടികൾ മാഷിനേയും നോക്കിയിരുന്നു”! മാഷ് താൻ വരച്ച തത്തമ്മയുടെ നേരേ കൈചൂണ്ടി ഭാഷകൊണ്ടടയാളപ്പെടുത്താത്ത പുതിയൊരു ശബ്ദം പുറപ്പെടുവിച്ചു!… പിൻബെഞ്ചിലിരുന്ന സൈനുദ്ദീൻ ഉറക്കെ ചിരിച്ചു മാഷ് വീണ്ടും എന്തോ ഒരു ശബ്ദം കൂടി പുറപ്പെടുവിച്ചു ഇപ്രാവശ്യം ക്ലാസ്സ് ഒന്നടങ്കം കൂട്ടച്ചിരിയായി… ഭാഗ്യത്തിന് അപ്പോഴേക്കും കൂട്ട മണി അടിച്ചു. അവസാനത്തെ പീരിയേഡ് ആയതിനാൽ കുട്ടികൾ പതിവ് ആർപ്പുവിളിയുമായി ബാഗുകളുമെടുത്ത് പുറത്തേക്ക് ഓടിപ്പോയി രാമചന്ദ്രൻ മാഷ് വീണ്ടും ബ്ലാക്ക് ബോർഡിലേക്ക് നോക്കി! തത്തമ്മയുടെ തുവൽ അടുക്കുകൾ ഒന്നുകൂടി വരച്ച് ശരിയാക്കാൻ തുടങ്ങി… ക്ലാസ്സ് മുറികൾ ഓരോന്നായി അടച്ചു വരവേ 7B യിൽ അപ്പോഴും അസ്പഷ്ടമായ ചേഷ്ടകളോടെ ശൂന്യതയിൽ നോക്കി സംസാരിച്ചുകൊണ്ടു നിൽക്കുന്ന മാഷിനെ കണ്ട് പിയൂൺ ഗോപാലൻ അൽഭുതപ്പെട്ടു വൈകുന്നേരം സ്കൂൾ വിട്ടാൽ ഏറ്റവും ആദ്യം പോകാൻ തിടുക്കപ്പെടുന്നത് രാമചന്ദ്രൻ മാഷ് ആയിരുന്നു. തത്തമ്മയിൽ നിന്നും കണ്ണു വിടുവിച്ചെടുത്തു് മാഷ് ഗോപാലനെ നോക്കി ;ഇറങ്ങാം മാഷേ … നാളെ വരുമ്പോൾ ആകാശവെള്ളരിയുടെ വിത്ത് കൊണ്ടുവരാൻ മറക്കല്ലേ : അപ്പോഴും മാഷ് അന്തമില്ലാത്തൊരു നോട്ടവുമായി സ്വയം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്നു.. <എന്താ മാഷേ ഒരു വല്ലായ്മ!ഇറങ്ങു മാഷേ കവല വരെ നമുക്ക് സ്കൂട്ടറിൽ പോകാം… മാഷാകട്ടെ ഗോപാലൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ ബ്ലാക്ക് ബോർഡിൽ ഒരു മത്സ്യത്തിന്റെ പടം വരയ്ക്കാൻ തുടങ്ങി . മാഷ് ഗോപാലന്റെ നേർക്ക് നോക്കി വീണ്ടും നിഘണ്ടുവിൽ ഇല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു! പിന്നെ ആഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചു ഗോപാലന് എന്തോ പന്തികേട് തോന്നി അപ്പോഴേക്കും ഓഫീസ് പൂട്ടിയിറങ്ങിയ ഹെഡ് മാസ്റ്റർ ഫിലിപ്പ് സാറിനെ ഗോപാലൻ കൈകൊട്ടി വിളിച്ചു ഗോപാലന്റെ അസാധാരണമായ കൈകൊട്ടി വിളിയുടെ കാര്യമറിയാൻ ഫിലിപ്പ് സാർ തിടുക്കത്തിൽ അങ്ങോട്ടു ചെന്നു എന്താ ഗോപാലാ: ഇതുവരെ പൂട്ടിക്കഴിഞ്ഞില്ലേ ? ഗോപാലൻ മുഖം കൊണ്ട് സംജ്ഞകാണിച്ചേടത്തേക്ക് നോക്കിയ ഫിലിപ്പ് സാർ അത്ഭുതപ്പെട്ടു ” മാഷ് പോയില്ലായിരുന്നോ എന്താ ഇത്? വാ മാഷേ പോകാം” ” രാമചന്ദ്രൻ മാഷ് അപ്പോൾ പകുതി വരച്ചു കഴിഞ്ഞ ആമയുടെ പടത്തിൽ നിന്നും കണ്ണെടുത്ത് ഫിലിപ്പ് സാറിനെ നോക്കി അസാധാരണ മുഖഭാവത്തോടെ ലിപികളില്ലാത്ത എന്തോ വാക്കുകൾ ഉച്ചരിച്ചു പിന്നെ ഇടയ്ക്കു വച്ചു തീർന്നു പോയ ചോക്കിനു വേണ്ടി ചുറ്റും പരതി താഴെ വീണു കിടന്നിരുന്ന ചോക്കിന്റെ തരികൾ പെറുക്കിയെടുത്ത് ആമയുടെ ചിത്രം പൂർത്തിയാക്കാൻ തുടങ്ങി. ഫിലിപ്പ് സാറിന് എന്തോ പന്തികേട് തോന്നി. അദ്ദേഹം രാമചന്ദ്രൻ മാഷിന്റെ അടുത്തേക്ക് ചെന്ന് തോളത്ത് കൈവച്ചു “വരൂ മാഷേ. ബാക്കി നാളെ വരയ്ക്കാം “ മാഷിന്റെ കൈയ്യും പിടിച്ച് ക്ലാസ് മുറിയുടെ പുറത്തേക്കിറങ്ങുമ്പോൾ മാഷിന്റെ ശരീരം വിറയ്ക്കുന്നതായി ഫിലിപ്പ് സാറിന് തോന്നി. ഗോപാലൻ പൊടുന്നനെ ക്ലാസ് റൂം പൂട്ടി. തന്റെ സ്കൂട്ടർ സ്റ്റാർട്ടാക്കി ഗേറ്റിന് പുറത്തു കൊണ്ടു നിറുത്തി രാമചന്ദ്രൻ മാഷ് ഫിലിപ്പ് സാറിനോടൊപ്പം ഗേറ്റിനു പുറത്തേക്ക് നടക്കുമ്പോൾ അവ്യക്തമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു മാഷിനെ സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടണമോ എന്ന് ഗോപാലൻ ചോദിച്ചപ്പോൾ മാഷ് നിഷേധാർത്ഥത്തിൽ തലയാട്ടി അത് വെറും ഭംഗിവാക്കാണെന്ന് ഗോപാലനും അറിയാം ഗേറ്റു പൂട്ടി താക്കോൽ കുഞ്ഞുകുഞ്ഞിന്റെ ചായക്കടയിൽ ഏൽപ്പിച്ച് ഗോപാലൻ പോയി കവലയിലേക്ക് നടക്കുമ്പോൾ ഫിലിപ്പ് സാറിന്റെ ചോദ്യത്തിന് എന്താ ഉത്തരം പറയേണ്ടതെന്നറിയാതെ മാഷ് നിശബ്ദം ചിരിച്ചു പിന്നെ വളരെ ശബ്ദം താഴ്ത്തി സ്നേഹപൂർവ്വം വിചിത്രമായൊരു ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു തുടങ്ങി വിചിത്രമായ ഉച്ചാരണങ്ങൾ എങ്ങിനെ നിർദ്ധാരണം ചെയ്യണമെന്നറിയാതെ ഫിലിപ്പ് സാർ കുഴങ്ങി: എന്തു ചെയ്യണമെന്നറിയാതെ എല്ലാം മൂളി കേട്ടുകൊണ്ടിരുന്ന ഫിലിപ്പ് സാറിന് ഒരു കാര്യം വ്യക്തമായി രാമചന്ദ്രൻ മാഷ് സ്വന്തം ഭാഷ മറന്നു പോവുകയോ, സ്വന്തമായ് ഒരു ഭാഷ കണ്ടെത്തുകയോ ചെയ്തിട്ടുണ്ടാവാം ഒരിക്കൽ ഒരു സൗഹൃദ ചർച്ചയിൽ രാമചന്ദ്രൻ മാഷ് പറഞ്ഞ കാര്യം പൊടുന്നനെ ഓർമ്മയിലെത്തി; നിലവിലുള്ള ,ലോകത്തിലെ എല്ലാ ഭാഷകൾക്കും പരിമിതികൾ ഉണ്ട്! അതിനു് മനുഷ്യ വികാരങ്ങളുടെ വിചാരങ്ങളുടെ വളരേ കുറച്ചു ബിംബങ്ങളേ സംവേദന സാദ്ധ്യമാകുന്നുള്ളൂ മനുഷ്യർ പടുത്തുയർത്തിയ ജയിലുകളാണ് ഭാഷകൾ നാം ആ ജയിൽ നിയമങ്ങൾക്കനുസരിച്ച് നമ്മെ രൂപപ്പെടുത്തുന്നു. ഇത്തരം രൂപാന്തരണങ്ങൾ പക്ഷെ നമ്മുടെ ജൈവചോദനകളെ നേരായ രീതിയിൽ പ്രതിഫലിപ്പിക്കുവാനാകാതെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത് ഒരു ഉറുമ്പിൽ കൂട്ടിലെ എല്ലാ ഉറുമ്പുകളും ഒരേ ഭാഷയാണ് സംസാരിക്കുന്നത് ലോകത്തിലെ എല്ലാ പൂച്ചകളും മ്യാവു എന്ന ഭാഷയിലും, എല്ലാ പട്ടികളും ബൗ എന്ന ഭാഷയിലും സംസാരിക്കുന്നു അവരുടെ ഭാഷയാകട്ടെ പ്രകൃതിദത്തവും ,അതിജീവനാധിഷ്ഠിതവും, ഋജുവായതും ആണ് തേനീച്ചകളും ശലഭങ്ങളും, പുൽച്ചാടികളും, പക്ഷിമൃഗാദികളും അവരുടെ അതിജീവന ഭാഷകൾ പ്രകൃതി എന്ന പൊതു ഭാഷയുമായി ബന്ധപ്പെടുത്തി ഉരുവപ്പെടുത്തിയതാകയാൽ അവരുടെ ഭാഷകൾ അവർക്ക് ഒരിക്കലും ഒരു ബാദ്ധ്യത ആ കുന്നതേയില്ല: പൊടുന്നനെ ചിന്താവിമോചിതനായ ഫിലിപ്പ് സാർ, അലൗകികമായ സ്നേഹത്തോടെ ചുറ്റും നോക്കി അത്ഭുതപ്പെട്ടു നടക്കുന്ന മാഷിന്റെ കൈയ്യിൽ പിടിച്ചു. ;മാഷേ എന്താ ഉണ്ടായേ എന്തായാലും ഞാൻ വീട്ടിൽ കൊണ്ടു വിടാം.” മാഷിനെ ഗ്രസിച്ചിരുന്ന ചെറിയ വിറയൽ അപ്പോഴും വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല! നഗര ഭ്രമങ്ങൾ കടന്ന്, വീതി കുറഞ്ഞ ഗ്രാമവഴിയിലൂടെ ഓട്ടോ സഞ്ചരിക്കാൻ തുടങ്ങി വില്ലേജ് ഓഫീസറായിരുന്ന സീതയുടെ അച്ഛൻ പണ്ടെങ്ങോ ചുളുവിലയ്ക്ക് കൈക്കലാക്കിയ ആറേക്കറോളം വരുന്ന ഭൂമി: ആകെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് ചെറിയ പുരവച്ചു താമസിക്കുന്നതിനെ ബന്ധുമിത്രാദികൾ പലരും എതിർത്തു.നഗരപരിധിയിൽ ഹൈവേയുടെ അടുത്തുള്ള രാമചന്ദ്രൻ മാഷിന്റെ തറവാട്ടുവീട് വാടകയ്ക്ക് കൊടുത്തിട്ടാണ് ഈ കാട്ടുമുക്കിൽ വന്നു പാർക്കുന്നത്! നഗരത്തിന്റെ തിക്കും, തിരക്കും, വാഹനാലർച്ചകളും മാഷിന് ഒട്ടും തന്നെ ഇഷ്ടമായിരുന്നില്ല. അടുത്ത ഗ്രാമത്തിലെ കൃഷി ഓഫീസറായ ഭാര്യ സീതയാകട്ടെ ഭർത്താവിന്റെ ഒരാഗ്രഹത്തിനും എതിരുപറയാറുമില്ല മക്കളായ അനുരാഗിനും, അനസൂയക്കും സ്കൂളിലേക്ക് അര മണിക്കൂർ കൂടുതൽ യാത്ര ചെയ്യണമെന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു. അൽപ്പം തിരക്കുള്ളതിനാൽ രാമചന്ദ്രൻ മാഷിനെ വീടിന്റെ പടിക്കൽ ഇറക്കിവിട്ട ശേഷം ഒന്നുറങ്ങിഎഴുന്നേൽക്കുമ്പോളേക്കും എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ച് ഫിലിപ്പ് സാർ വന്ന ഓട്ടോയിൽത്തന്നെ തിരികേ പോയി മരങ്ങൾക്കിടയിലൂടെ ചാഞ്ഞു പതിക്കുന്ന പോക്കുവെയിൽ മുറ്റത്തെ ചരൽമണലിൽ നീളൻ നിഴൽ ചിത്രങ്ങൾ വരയ്ക്കുന്നു. അത് കണ്ട് പുഞ്ചിരിയോടെ മാഷ് മുറ്റത്ത് കുത്തിയിരുന്നു് സൂര്യ തൂലിക കൊണ്ടു പൂർത്തിയാക്കാൻ കഴിയാത്ത ചിത്രം വരയ്ക്കാൻ തുടങ്ങി അന്നത്തെ സായാഹ്നം മാഷിന്റെ പതിവുകൾ ആകെ തെറ്റിച്ചു സാധാരണ സ്ക്കൂൾ കഴിഞ്ഞ് തിടുക്കത്തിൽ ഇറങ്ങി കവലയിൽ എത്തുമ്പോഴേക്കും ഗ്രാമം വഴി പോകുന്ന ബസ്സ് വരും.അതിൽ കയറി പള്ളിക്കവലയിൽ ഇറങ്ങിയ രാമേട്ടന്റെ കടയിൽ നിന്നും രാവിലെ കൊടുത്ത പച്ചക്കറികളുടെ രൂപയും വാങ്ങി, കടയോടു ചേർന്നുള്ള ചായ്പ്പിൽ വച്ചിരിക്കുന്ന പഴയ ഹെർക്കുലീസ് സൈക്കിളുമെടുത്ത് വീട്ടിലേക്ക് പായുംവീടെത്തിയാൽ ഉടനേ വസ്ത്രങ്ങൾ മാറി, പഴയ ചുട്ടിത്തോർത്തും, കയ്യുള്ള ബനിയനും ധരിച്ച്, പച്ചക്കറിത്തോട്ടത്തിലേക്ക് ഓടും& ഓലിയിൽ നിന്നും വെള്ളം മുക്കി രണ്ടു മൂന്നു നിര പയറിൻ തടങ്ങൾ നനച്ചു കഴിയുമ്പോഴേക്കും ചെമ്മൺ പാതയിലൂടെ വരുന്ന സീതയുടെ സ്ക്രൂട്ടറിന്റെ ശബ്ദം കേൾക്കും… പയർത്തടങ്ങൾ നനച്ചു കഴിയുമ്പോഴേക്കും സീത കട്ടൻ കാപ്പിയുമായി എത്തും പിന്നെ പയർ പന്തലിനു താഴെയിരുന്ന് ചൂടു കട്ടൻ കാപ്പി ഊതിക്കുടിക്കും സീതയാകട്ടെ പയർ വള്ളിയിലെ മുരടിച്ച ഇലകളും, ഇലപ്പേനിന്റെ സാന്നിദ്ധ്യവും നിരീക്ഷിച്ച് രാസകീടനാശിനി തളിക്കണമെന്ന് നിർദ്ദേശിക്കും അതു കേൾക്കുമ്പോൾ മാഷിന് ദേഷ്യം വരും… കൃഷി ആപ്പീസർ ആപ്പീസിൽ മതിയെന്നും ,തന്റെ പച്ചക്കറികളെ ജൈവ കീടനാശിനി കൊണ്ട് സംരക്ഷിച്ചു കൊള്ളാമെന്നും ഗൗരവപ്പെടും;… അല്ലേലും നിങ്ങളോടു പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞ് ,കടിച്ചു കഴിഞ്ഞ കാപ്പിപ്പാത്രവുമെടുത്ത് സീത വീട്ടിലേക്ക് പോകും നന്നായി ഇരുട്ടിയ ശേഷമായിരിക്കും മാഷ് വീട്ടിലേക്ക് മടങ്ങുക വീട്ടിലെത്തിയാൽ കിണറ്റിൽ നിന്നും വെള്ളം കോരി അവിടെ നിന്നു തന്നെ കുളിക്കും പിന്നെ ഉമ്മറത്ത് കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കിന്റെ മുന്നിൽ ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കും… കുട്ടികൾ അടുത്ത മുറിയിൽ നിശബ്ദം ഹോം വർക്കുകൾ ചെയ്യുന്നത് ഒന്നെത്തി നോക്കും,… പിന്നെ കഞ്ഞികുടിയും കഴിഞ്ഞ് പഴയ ട്രാൻസിസ്റ്റർ റേഡിയോ തുറന്ന് പാട്ടുകൾ കേട്ടുകൊണ്ടു തെല്ലിട കിടക്കും … ആ കിടപ്പിൽത്തന്നെ ഉറങ്ങിപ്പോകും .അടുക്കളയിൽ നിന്നും സീത വരുമ്പോഴേക്കും അനാഥമായി പാടുന്ന റേഡിയോവും, കൂർക്കം വലിച്ചു റങ്ങുന്ന മഷിനേയും ആവും കാണുക! ഒരു ദീർഘനിശ്വാസത്തോടെ സീതയും ഉറങ്ങാൻ കിടക്കും പിറ്റേന്ന് അതിരാവിലെ ഉണരുന്ന മാഷ് പച്ചക്കറിത്തോട്ടത്തിലേക്കു ചെന്ന് അന്നേ ദിവസം രാമേട്ടന്റെ കടയിൽ കൊടുക്കാനുള്ള പച്ചക്കറികൾ സംഭരിക്കും: അവധി ദിവസങ്ങളിൽ സാമൂഹ്യ സേവനം, ചർച്ചകൾ, ജൈവകൃഷി ക്ലാസ്സുകൾ : സീത വരുമ്പോൾ വീടിന്റെ മുറ്റത്ത് കുത്തിയിരുന്നു ചുള്ളിക്കമ്പുകൊണ്ടു പടം വരയ്ക്കുന്ന മാഷിനെക്കണ്ട് ‘അത്ഭുതപ്പെട്ടു.!” അവൾ പൊടുന്നനെ സ്കൂട്ടറിൽ നിന്നിറങ്ങി മാഷിനടുത്തേക്ക് വന്നു, വീടും തുറന്നിട്ടില്ല ;മാഷേ” എന്താ ഇത്?… ഇന്നെന്തു പറ്റി;? അവൾ പരിഭ്രമത്തോടെ മാഷിനെ പിടിച്ചെടുന്നേൽപ്പിച്ചു അയാൾ അപ്പോഴും ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. മാഷ് സീതയെ അന്നാദ്യം കാണുന്നതുപോലെ കണ്ണു മിഴിച്ചു നോക്കി അവൾ വേഗം വാതിൽ തുറന്ന് മാഷിനെ വീടിനടുത്തേക്ക് പിടിച്ചു കൊണ്ടുപോയി കട്ടിലിൽ ഇരുത്തി. ഒരു മൊന്തയിൽ തണുത്ത വെള്ളം കൊണ്ടുവന്നു കുടിക്കാൻ കൊടുത്തു പിന്നെ സാരിത്തുമ്പിൽ വെള്ളം നനച്ച് അയാളുടെ മുഖം തുടച്ചു പനിയുണ്ടോ എന്ന് പുറം കൈകൊണ്ടു നെറ്റിയിൽ തൊട്ടു: കരച്ചിലോളം എത്തിയ സീതയുടെ വിളി കേട്ട് മാഷ് തലയുയർത്തി പിന്നെ പരിഭ്രമിച്ചു നിൽക്കുന്ന സീതയെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ഒരു പ്രവാചകന്റെ അശരീരി പോലെ അയാൾ പറഞ്ഞതു കേട്ട് അവൾ ചിരിച്ചു കടുത്ത വേനൽ മഴയുടെ യാതൊരു വിദൂര സാദ്ധ്യത പോലുമില്ല: “എന്നാ മാഷ് മഴ പെയ്യിക്ക് ;ഞാൻ പോയി കാപ്പിയിട്ടു കൊണ്ടു വരാം “ കട്ടൻ കാപ്പിയുമായി സീത തിരിച്ചെത്തിയപ്പോൾ അലമാരയിൽ നിന്നെങ്ങോ തപ്പിയെടുത്ത ഒന്നാം ക്ലാസ്സിലെ മലയാള പുസ്തകം തുറന്ന് അക്ഷരങ്ങളുടെ സമീപം കുത്തുകളും, വരകളുമുള്ള ബദൽ ലിപി എഴുതാൻ ശ്രമിക്കുകയായിരുന്നു മാഷ് താൻ അപ്പോൾ ശരിയായ ദിശയിൽത്തന്നെയാണെന്നും ആശങ്കകൾ വിട്ടൊഴിയുന്നതായും മാഷിന് തോന്നി.. സീത കട്ടൻകാപ്പി ടീപ്പോയിൽ വച്ച് ഭർത്താവിന്റെ സമീപം ബെഡ്ഡിൽ ഇരുന്നു. “എന്താ മാഷേ ഇത്ര സന്തോഷം “ അയാൾ പാഠപുസ്തകം അവളുടെ നേർക്ക് നീട്ടി അവൾക്ക് ഒന്നും മനസ്സിലായില്ല കുത്തുകൾ…. വരകൾ… ചിഹ്നങ്ങൾ…. സ്നേഹം കണ്ണിൽ നിറച്ച് ആദ്യമായി കാണുന്നതുപോലെ അവളേ നോക്കി! പിന്നെ ഒരു കൗമാരക്കാരന്റെ സ്നേഹ പാരവശ്യത്തോടെ അവളുടെ കൈയ്യിൽ പിടിച്ചു, അയാളുടെ കൈകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു: അയാൾ പൊടുന്നനെ അവളെ കെട്ടിപ്പിടിച്ചു ,അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ ചുംബിച്ചു ,അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനത്തിൽ അവൾ വിവശയായി ;അയാൾ അവളുടെ ചെവിയിൽ പുതിയ ഭാഷയുടെ സ്നേഹ ലിപികൾ മന്ത്രിച്ചു അവൾക്കു ഒന്നും മനസ്സിലായില്ല: അയാൾ അവളുടെ മൂക്കിലും, ചുണ്ടിലും ഉമ്മവച്ചു: അവൾ ആകെ ഉലഞ്ഞു പോയി ഒരു യുവ കാമുകന്റെ പാരവശ്യത്തോടെ അയാൾ ഉമ്മകൾ കൊണ്ടു മൂടി: പൊടുന്നനെ ആകാശത്ത് ഒരിടി നാദം മുഴങ്ങി അയാൾ അവളേയും കൊണ്ടു കട്ടിലിലേക്ക് മറിഞ്ഞു: ഓരോ ചുംബനത്തിലും പൂത്തുലഞ്ഞ അവൾ താനേതോ ദിവാസ്വപ്നത്തിലാണെന്നു വിശ്വസിച്ചു കണ്ണുകൾ തുറന്നാൽ ഈ സ്വപ്നം നഷ്ടപ്പെട്ടു പോകുമെന്ന് പേടിച്ച് അവൾ കണ്ണുകൾ ഇറുകെ അടച്ചു. ചാരം മൂടിക്കിടന്ന തീപ്പൊട്ടുകൾ വീണ്ടും മിന്നിത്തെളിയാൻ തുടങ്ങി: അതുവരെ അറിയാത്ത ഭാഷ അവളിലെ പെണ്ണിടങ്ങളിൽ പൂക്കൾ വിരിയിച്ചു ഏതോ സുഖലാസ്യ സ്വപ്നത്തിൽ അവൾ ആടിയുലഞ്ഞു അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല !ടീപ്പോയിലിരുന്ന കാപ്പിക്കപ്പ് എങ്ങിനെയോ കൈ തട്ടി താഴെ വീണുടഞ്ഞു! അവൾ അന്ധാളിപ്പോടെ കണ്ണു തുറന്നു അവളേയും നോക്കി നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്ന അയാളെക്കണ്ട് അവൾക്ക് നാണം വന്നു തുറന്നിട്ടിരുന്ന വാതിലിലൂടെ പുറത്തേക്കു നോക്കിയ അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു ! ” പറഞ്ഞതുപോലെ മഴ പെയ്യിച്ചു കളഞ്ഞല്ലോ മാഷേ”? പിറ്റേന്ന് മാഷ് സ്കൂളിൽ പോയില്ല! ഒരു, നീണ്ട അവധിക്കുള്ള അപേക്ഷ എഴുതി സീതയുടെ കൈയ്യിൽ കൊടുത്തുവിട്ടു.അന്നു് സീതയും അവധി എടുത്തു. ടൗണിൽ നിന്നും അത്യാവശ്യം പലവ്യഞ്ജനങ്ങളും വാങ്ങി തിരികേ എത്തുമ്പോഴേക്കും അതിഗഹനമായ ആലോചനകളിലും, പിറുപിറുക്കലുകളുമായി എന്തൊക്കെയോ കുത്തിക്കുറിക്കുന്ന മാഷിനെ കണ്ട് സീത അത്ഭുതപ്പെട്ടു! ഒരു ദിവസം പോലും അവധി എടുക്കാൻ ഇഷ്ടപ്പെടാത്ത മാഷ് ഇതിനു മുൻപ് ദീർഘമായ അവധി എടുത്തത് അന്യം നിന്നുപോകുന്ന നാടൻ വിത്തുകൾ സംഭരിച്ച് ഗുണമേന്മയുള്ള വിത്ത് ബാങ്ക് ഉണ്ടാക്കാനും, ജൈവകൃഷി വ്യാപനത്തിനും വേണ്ടിയായിരുന്നു: മാഷിന്റെ ചിന്തകൾക്ക് ഭംഗം വരുത്താതെ അവൾ അടുക്കളയിലേക്ക് കടന്നു് ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് സീത കിടപ്പുമുറിയിലേക്കോടിച്ചെന്നു അവിടെ “ആർക്കു മെഡീസി”നെപ്പോലെ നഗ്നനായി നിന്ന് വേറേതോ ഭാഷയിൽ ഉറക്കെ യുറേക്കാ” വിളിക്കുന്ന രാമചന്ദ്രൻ മാഷിനെക്കണ്ട് സീത പരിഭ്രമിച്ചു: പക്ഷെ നഗ്നനായ മാഷിനെ കണ്ടപ്പോൾ അവൾക്ക് നാണം വന്നു! “എന്താ മാഷേ?ദാ ഈ മുണ്ടുടുക്കു “.. മാഷ് അത് കേൾക്കാതെ സീതയുടെ കൈകളിൽ പിടിച്ചു് കിടക്കയിൽ ഇരുത്തി: “അറിവുകൾ തടവറകൾ ആണ് ഇതുവരെ അറിഞ്ഞതിൽ നിന്നുള്ള മോചനമാണ് നമുക്കാവശ്യം “ അവൾ ഒന്നും മനസ്സിലാകാതെ അയാളെ നോക്കി അയാളുടെ ശാന്തമായ കണ്ണുകളിലേക്കും നോക്കിയിരിക്കുമ്പോൾ വർഷങ്ങൾ പുറകോട്ട് പാഞ്ഞു പോകുന്നതായി അവൾക്കു തോന്നി അകാരണമായി നെഞ്ചു പിടയ്ക്കുന്നതായും ക്രമേണ അത് ശാന്തമാകുന്നതായും അവൾ അറിഞ്ഞു . അയാളുടെ സ്പർശനത്തിൽ, ദർശനത്തിൽ ,ഏതോ വൈദ്യുതി കാന്ത തരംഗങ്ങൾ പ്രവഹിക്കുന്നതായും അലൗകികമായ ഒരു പ്രഭാവലയത്തിൽ പെട്ടു പോകുന്നതായും അവൾ അറിഞ്ഞു അയാളുടെ കണ്ണുകളിൽ പ്രണയത്തിന്റെ ജൈവ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു അയാൾ അസ്പഷ്ടമായ ഏതോ പ്രാകൃത മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നതായി അവൾക്കു തോന്നി കള്ളച്ചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ട് അയാൾ ആഹ്ലാദത്തോടെ തലയാട്ടി പിന്നെ ഏതോ ഒരനുഷ്ഠാനം അനുവർത്തിക്കുന്നതു പോലെ അവളെ വിവസ്ത്രയാക്കാൻ തുടങ്ങി: അവൾക്കപ്പോൾ ഒട്ടും തന്നെ ലജ്ജ തോന്നിയില്ല: ലൗകീക വസ്ത്രങ്ങളിൽ നിന്നും മോചിതരായ അവർ നഗ്നതയെപ്പറ്റി ചിന്തിച്ചതേയില്ല! തികച്ചും സാധാരണയായി പ്രകൃതിയുടെ കുഞ്ഞുങ്ങളെപ്പോലെ വസ്ത്രങ്ങളുടെ തടവറയിൽ നിന്നും മോചിതരായ അവർ പരസ്പരം അസാധാരണമായ സ്നേഹത്തോടെ നോക്കി നിന്നു ! അയാൾ അവളുടെ തലയിൽ തൊട്ടു ,ഏതോ ഒരു വാക്ക് ഉച്ചരിച്ചു, നെറ്റിയിൽ തൊട്ടു, വേറൊരു വാക്കുച്ചരിച്ചു അവളുടെ മൂക്കിലും, ചുണ്ടിലും ചുണ്ടുകൊണ്ടു തൊട്ടു വാക്കുകൾ ഉച്ചരിച്ചു സീതയുടെ നഗ്നശരീരത്തിലെ ഓരോ സ്പർശവും അയാൾ വാക്കുകൾ കൊണ്ടടയാളപ്പെടുത്തുകയായിരുന്നു ഇതുവരേയും ലോകത്തിന്റെ ഒരു ഭാഷ കൊണ്ടും നേർലിഖിതപ്പെടുത്തുവാനാവാത്ത സ്നേഹത്തിന്റെ പ്രാപഞ്ചിക ഭാഷ അയാൾ സീതയുടെ നഗ്നശരീരത്തിലൂടെ നിർദ്ധാരണം ചെയ്തെടുക്കൂകയായിരുന്നു അവരുടെ പരസ്പര സ്പർശത്തിൽ കാമ: ലോഭങ്ങളുടെ കൈയ്യാളലോ, മാത്സര്യമോ ഉണ്ടായിരുന്നില്ല ബുദ്ധിക്കും ,യുക്തിക്കും അപ്പുറം രണ്ടു നഗ്നശരീരത്തിലെ ഓരോ കോശങ്ങളും പരസ്പരം സമ്മേളിച്ച്, കാമം മറച്ചു വച്ച പ്രണയത്തിന്റെ വിട്ടുപോയ വരികൾ പൂരിപ്പിക്കുകയായിരുന്നു ! ഇത് ജയാപജയങ്ങളുടെ കാമന അല്ല ,രണ്ടു വ്യക്തികളും, ചിന്തകളും ഇല്ല! രണ്ടെന്നു തോന്നുന്നതെല്ലാം ഒന്നു തന്നെയാണെന്ന തിരിച്ചറിവ് ,അതു നൽകുന്ന ആനന്ദാനൂഭൂതി ജീവിതത്തിൽ അന്നാദ്യമായി അവർ പ്രണയമൂർച്ഛ എന്തെന്നറിഞ്ഞു അതിന്ദ്രിയധ്യാനാനന്തര നീർവ്വാണം. ശാന്തത .നിശബ്ദത. സമാധി. പുതിയ ഭാഷ പുതിയ കാഴ്ചകളിലേക്കും പുതിയ വൈകാരിക തലങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നുള്ള അനുഭവപ്പെടൽ അയാളുടെ ചിന്തകളെ തകിടം മറിച്ചു’ അയാൾ താനറിഞ്ഞ സത്യത്തെ തന്റെ ഭാര്യക്ക് വിവരിച്ചു കൊടുത്തു: അനുഭവവേദ്യമായ സത്യത്തെ അവൾ ഇരു കൈകൾ കൂപ്പി .സ്വീകരിച്ചു അവൾക്ക് കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും പുതിയ ഭാഷയിലൂടെ അയാൾ കൈമാറുന്ന സ്നേഹത്തിന്റെ തീവൃത അവളുടെ ചിന്തകളെ ഉത്തേജിപ്പിച്ചു: സീതയുടെ ഉള്ളിലേക്ക് പുതിയ വെളിച്ചം കടന്നു വരികയായിരുന്നു. അവൾക്ക് തന്റെ ഭർത്താവിനോടും പ്രകൃതിയിലുള്ള സകല ചരാചരങ്ങളോടും എന്തെന്നില്ലാത്ത സ്നേഹവും, വാൽസല്യവും തോന്നി തൊടിയിലൂടെ നടക്കുമ്പോൾ ഒരു അണ്ണാറക്കണ്ണൻ അവളോട് കുശലം ചോദിച്ചു! അവൾക്കപ്പോൾ അത്ഭുതവും സങ്കടവും തോന്നി: ഇത്രയും നാളും അണ്ണാറക്കണ്ണന്റെ ഭാഷ തനിക്ക് മനസ്സിലാകാതെ പോയല്ലോ ശലഭങ്ങളും, പുൽച്ചാടികളും, പൂക്കളും, മരങ്ങളൂം പക്ഷിജാലങ്ങളും, മൃഗങ്ങളുമെല്ലാം,പൊതുവായി വിനിമയം ചെയ്യുന്ന ഒരു സ്നേഹ ഭാഷ: ഉണ്ടെന്നുള്ള സങ്കൽപ്പം അവളെ അത്ഭുതപ്പെടുത്തി: പ്രകൃതിയിൽ വായുവും, അഗ്നിയും, ജലവും എല്ലാം എങ്ങിനെ പൊതുവായി സ്വീകരിക്കപ്പെടുന്നു എന്നതുപോലെ തന്നെ സ്വീകാര്യതയുള്ള പൊതു ഭാഷ: എന്ന ശീർഷകത്തിന്റെ പൊരുളറിഞ്ഞ് അവൾ പുഞ്ചിരിച്ചു അപ്പോൾ ആ വഴി പറന്നു വന്നൊരു പൂമ്പാറ്റയും അവളെ നോക്കി പുഞ്ചിരിച്ചു. ഇത്ര ലാഘവത്തോടെ മനസ്സ് തുറന്ന് ഇതിന് മുൻപൊരിക്കലും തനിക്ക് ചിരിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നു് അവൾ ഓർത്തെടുക്കുകയും ചെയ്തു.! കൊല്ലപ്പരീക്ഷ അടുക്കാറായി പാഠങ്ങൾ ഇനിയും പഠിപ്പിച്ചു തീർക്കേണ്ടതുണ്ട്, ലീവ് എടുത്ത ശേഷം രാമചന്ദ്രൻ മാഷിനെ കണ്ടിട്ടേയില്ല ഓട്ടോറിക്ഷ പിടിച്ച് അസ്വഭാവിക നിലയിൽ മാഷിനെ വീട്ടിൽ കൊണ്ടുവിട്ട ശേഷം വിശേഷങ്ങൾ തിരക്കാനും കഴിഞ്ഞില്ല… ഫിലിപ്പ് സാർ ഗ്രാമക്കവലയിൽ ബസ്സിറങ്ങിയ ശേഷം മൺപാത്രയിലൂടെ രാമചന്ദ്രൻ മാഷിന്റെ വീട്ടിലേക്ക് നടന്നു വെട്ടുകല്ലുകൊണ്ടുള്ള കുത്തുകല്ല് കയറി എളുപ്പമാർഗ്ഗത്തിൽ മാഷിന്റെ വീട്ടുമുറ്റത്ത് പ്രവേശിക്കുമ്പോൾത്തന്നെ, വീടിനുള്ളിൽ നിന്നും മാഷിന്റേയും, സീതയുടേയും പൊട്ടിച്ചിരികളും അസ്പഷ്ടമായ ശബ്ദങ്ങളും കേട്ട് ഫിലിപ്പ് സാർ ഉറക്കെ ചുമച്ചു! മാഷും ,സീതയും ചിരിച്ചു കൊണ്ടു തന്നെ ഫിലിപ്പ് സാറിനെ എതിരേറ്റു! കുശല സംഭാഷണത്തിനിടയിൽ സീത കൊണ്ടു കൊടുത്ത പാഷൻ ഫ്രൂട്ട് ജൂസും കുടിച്ച് ഫിലിപ്പ് സാർ കാര്യത്തിലേക്ക് കടന്നു “;പോർഷൻ തീരാൻ ഇനിയുമുണ്ട് മാഷേ രാഗിണി ടീച്ചർ പ്രസവാവധിയിൽ പോവുകയും ചെയ്തു മാഷ് ഉടൻ തന്നെ ജോലിയിൽ പ്രവേശിച്ചാൽ നന്നായിരുന്നു “ രാമചന്ദ്രൻ മാഷ് ശരി എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി: അസാധാരണമായ ഒരു സന്തോഷം ആ വീടിനെ പിടികൂടിയിരിക്കുന്നതായി തിരികേ നടക്കുമ്പോൾ ഫിലിപ്പ് സാറിന് തോന്നി. ഒരു പാട് പ്രതീക്ഷകളോടെയും, ആശങ്കയോടെയുമാണ് രാമചന്ദ്രൻ മാഷ് സ്കൂളിലേക്ക് എത്തിച്ചേർന്നത്: കുറച്ചു നാൾ കാണാതിരുന്നതിനാൽ കുട്ടികൾ സ്നേഹത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു പതിവു പാഠങ്ങൾക്കിടയിൽ താൻ കണ്ടെത്തിയ പുതിയ ഭാഷയുടെ ബാലപാഠങ്ങൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ തുടങ്ങി: ” കുത്തും വരകളുമുള്ള അക്ഷരങ്ങളും അവ ഉപയോഗിച്ചു നിർമ്മിക്കുന്ന വാക്കുകളുടെ പ്രാകൃതോച്ചാരണങ്ങളും, കുട്ടികളിൽ ചിരി പടർത്തി :മാഷിന്റെ ഓരോ ഉച്ചാരണവും പൊട്ടിച്ചിരിയോടെ വരവേൽക്കുന്ന കുട്ടികൾ ഒടുവിൽ കൂക്കുവിളിക്കാൻ തുടങ്ങി. അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന മാലതി ടീച്ചർ അസാധാരണമായ ബഹളം കേട്ട് മാഷിന്റെ ക്ലാസ്സിലേക്ക് എത്തി നോക്കി ഏതോ ആവേശത്തിൽപ്പെട്ട്, കുട്ടികളുടെ ആരവങ്ങൾ കേൾക്കാതെ രാമചന്ദ്രൻ മാഷ് ക്ലാസ്സ് തുടർന്നു കൊണ്ടേയിരുന്നു. പ്യൂൺ ഗോപാലൻ അറിയിച്ചതിനെ തുടർന്ന് ഫിലിപ്പ് സാർ വന്നു ഹെഡ്മാസ്റ്ററെ കണ്ടതോടെ കുട്ടികൾ നിശബ്ദരായി: രാമചന്ദ്രൻ മാഷ് അപ്പോഴും വളരേ ഗൗരവത്തോടെ പുതിയ ഭാഷയുടെ വിചിത്ര ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടേയിരുന്നു രാമചന്ദ്രൻ മാഷിന്റെ ;കിറുക്ക് ഇനിയും മാറിയിട്ടില്ലെന്ന് കണ്ട് ഫിലിപ്പ് സാറിന് ദേഷ്യവും, നീരസവും തോന്നി എങ്കിലും അതൊന്നും പുറമേ പ്രകടിപ്പിക്കാതെ അദ്ദേഹം മാഷിന്റെ ചുമലിൽ കൈവച്ചു “എന്താ മാഷേ ഇത്: ഇപ്പോ പഠിപ്പിച്ചു തീർക്കേണ്ടത് ആദ്യം ചെയ്യൂ ബാക്കി ഒക്കെ പിന്നെ ആവാം: “ അപ്പോൾ അവിടേക്ക് വന്ന മമ്മദ് മാഷിനെ ക്ലാസ്സേൽപ്പിച്ച് ഫിലിപ്പ് സാർ രാമചന്ദ്രൻ മാഷിനേയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് നടന്നു

സ്വന്തം ഇരിപ്പിടത്തിൽ ഹദാശ നായി ഇരുന്ന മാഷിനെ സഹ അദ്ധ്യാപകർ ഉള്ളിലൊളിപ്പിച്ച പരിഹാസത്തോടെ തുറിച്ചു നോക്കി: രാമചന്ദ്രൻ മാഷ് താൻ ചിട്ടപ്പെടുത്തിയ ഭാഷാപാഠപുസ്തകവുമായി തെല്ല നേരം തലയും കുനിച്ചിരുന്നു: അയാൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് വീട്ടിലേക്കുള്ള വഴിയേ നടന്നു.. പിറ്റേന്ന് മാഷ് സ്കൂളിലേക്ക് പോയില്ല, അതിന്റെ പിറ്റേന്നും പിന്നീടൊരിക്കലും രാമചന്ദ്രൻ മാഷ് ജോലി രാജിവച്ചു കുട്ടികൾക്കും, സഹപ്രവർത്തകർക്കും നാട്ടുകാർക്കും അതൊരു തീരാ നഷ്ടമായി: രാമചന്ദ്രൻ മാഷ് ഒരു മുഴുവൻ സമയ കൃഷിക്കാരനായി മാറി മണ്ണിന്റെ ഭാഷ അറിഞ്ഞ് മണ്ണിനെ പരിചരിച്ചു;ചെടികളുടെ ഭാഷ അറിഞ്ഞ് അവയെ സ്നേഹത്തോടെ തലോടി: അതുവരെ കാണാത്ത അസംഖ്യം പൂമ്പാറ്റകൾ കൃഷിത്തോട്ടത്തിൽ വിരുന്നിനെത്തി: ക്രമേണ രാമചന്ദ്രൻ മാഷിന്റെ ഭൂമി ജൈവ വൈവിധ്യങ്ങളുടെ കലവറ ആയിത്തീർന്നു.. എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ ഇടമുള്ളൊരു തുണ്ടു സ്ഥലം അവിടെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിഘാതമായവയെ ഉൻമൂലനം ചെയ്യപ്പെട്ടില്ല: കളകളും, വിളകളും ഒരു പോലെ വിളഞ്ഞു: ഉരഗങ്ങളും, തിര്യക്കുകളും ,പുഴുക്കളും, പുൽചാടികളും ഭയലേശമില്ലാതെ സ്വതന്ത്രമായി വിരഹിക്കുന്ന ഇടം : ക്രമേണ ഭർത്താവിനോടൊപ്പം കൂടുതൽ സമയം വിനിയോഗിക്കാനായി സീതയും ജോലി രാജിവച്ചു കുട്ടികളാകട്ടെ നേരത്തേ തന്നെ ട്യൂഷൻ എന്ന പാഴ് വേലയും നിറുത്തിയിരുന്നു. അവരും അച്ഛനോടും ,അമ്മയോടുമൊപ്പം, തങ്ങളുടെ തുണ്ടു മണ്ണിൽ പുതുതായി സൃഷ്ടിക്കപ്പെട്ട സ്വർഗ്ഗത്തിൽ, സ്നേഹ ഭാഷയിലൂടെ ചരാചരങ്ങളോട് സംവദിക്കാൻ കൂടുതൽ ഉൽസുകരായി ; അതോടൊപ്പം തന്നെ സ്കൂളിൽ നിന്നും പഠിക്കാൻ നിർബന്ധിതമാകുന്ന വ്യർത്ഥ തകൾ എളുപ്പം തിരിച്ചറിയുകയും ചെയ്തു. തങ്ങൾ നൂറുശതമാനവും സാധാരണമായി പെരുമാറുമ്പോഴും അത് അസാധാരണമാണെന്നും, പ്രകൃതി വിരുദ്ധമാണെന്നും കണ്ടെത്തിയ സ്കൂൾ അധികൃതർ ഇനി രക്ഷകർത്താവിനെ വിളിച്ചു കൊണ്ടു വന്നാൽ മാത്രമേ സ്കൂളിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന് അന്ത്യശാസനം നൽകുകയും ചെയ്തു: ‘ പിറ്റേന്ന് കുട്ടികൾ സ്കൂളിൽ പോയില്ല: അതിനടുത്ത ദിവസവും പോയില്ല. പിന്നീടൊരിക്കലും അവർക്ക് സ്കൂളിനെക്കുറിച്ച് ഓർമ്മ വന്നില്ല. അവർ അച്ഛനും, അമ്മയ്ക്കും, തങ്ങളുടെ ഭൂമിയിലെ അതിഥികൾക്കും ഒപ്പം പ്രകൃതിയുടെ പാഠങ്ങൾ പഠിക്കാൻ തുടങ്ങുകയായിരുന്നു.! ജോലി ഉപേക്ഷിച്ച മാതാ, പിതാക്കളും പഠനമുപേക്ഷിച്ച കുട്ടികളും അടങ്ങുന്ന കുടുംബത്തെയാകെ ഏതോ ഭീകര മനോരോഗം ബാധിച്ചിരിക്കുന്നതായി നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിക്കയും, അധികം താമസിക്കാതെ ഒരു കൂട്ട ആത്മഹത്യയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്യുമെന്ന് അവർ പ്രവചിക്കുകയും ചെയ്തു.! മറ്റു ചിലരാകട്ടെ മാഷിന്റെ കുടുംബത്തിന് സംഭവിച്ചിരിക്കുന്ന ദു:സ്ഥിതിയിൽ നിന്നും അവരെ രക്ഷിക്കുന്നതിനായി, പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ഒരു രക്ഷാദൗത്യം നടത്തണമെന്നും അഭിപ്രായപ്പെട്ടു കാട്ടിൽ മാത്രം കാണുന്ന മലയണ്ണാനും, ചെങ്കീരിയും, തത്തകളം, കാട്ടുകോഴികളും, മുയലുകളു അവരുടെ ഇടയിൽ നിർഭയം വിഹരിച്ചു… ഒരു ചെടി അതിന്റെ തനത് ആവാസവ്യവസ്ഥയിൽ എങ്ങിനെ വളരുന്നുവോ അങ്ങിനെ തന്നെ വളരാൻ അവസരമൊരുക്കി പഴങ്ങൾ പക്ഷികൾക്കും ,ജന്തുക്കൾക്കുമൊപ്പം പങ്കിട്ടു ഭുജിച്ചു: അത്തരം ഒരു പങ്കിടൽ അവരെ വല്ലാതെ ആനന്ദിപ്പിച്ചു കുടുംബം എന്നാൽ ഭാര്യയും കുട്ടികളും മാത്രമല്ല തന്റെ ചുറ്റുമുള്ള സകല ചരാചരങ്ങളും ചേർന്നതാണെന്ന് അവർ മനസ്സിലാക്കി: അവിടെ രാജ്യ നീതികളോ, ജാതി, മത, രാഷ്ട്രീയങ്ങളോ, വർണ്ണ വർഗ്ഗ വ്യത്യാസങ്ങളോ ഇല്ലായിരുന്നു… കൂടുമ്പോൾ ഉള്ള, ഇമ്പം എന്താണെന്ന് അവർ ശരിക്കും തിരിച്ചറിഞ്ഞു: ഒരു വ്യക്തിയുടെ മനോരോഗം ഒരു കുടുംബത്തിലേക്കും, കുടുംബത്തിൽ നിന്നും ഒരു ഗ്രാമത്തിലേക്കും, ഗ്രാമത്തിൽ നിന്നും ഒരു ജില്ലയിലേക്കും, ജില്ലയിൽ നിന്നും ഒരു സംസ്ഥാനത്തിലേക്കും, രാജ്യത്തിലേക്കും പടർന്നു പിടിക്കൂമെന്ന നീതിസാരം ഉദ്ധരിച്ചുകൊണ്ട് ,സഖാവ് പീതാമ്പരൻ വിഷയത്തിലേക്ക് കടന്നു മത പണ്ഡിതരായ അബ്ദുൾ മൗലവിയും, കൃഷ്ണാനന്ദ സ്വാമിയും, ഫാദർ തെക്കേ ചെരിവിലും അത് ശരിവച്ചു മതവും, രാഷ്ട്രീയവും, മറ്റു സംഘടനകളേയും, നിരാകരിച്ച് ഒരു കുടുംബം നിലകൊള്ളുന്നത് തികച്ചും അരാജകവും ഭരണഘടനാ വിരുദ്ധവും ആണെന്ന മെമ്പർ സുഗുണന്റെ അഭിപ്രായവും പൊതുവേ സ്വീകരിക്കപ്പെട്ടു. എന്നാൽ ഇത് രോഗാതുരമായ മന:സ്സിന്റെ വിഭ്രമങ്ങൾ ആകാമെന്നും നല്ല കൗൺസിലിംങ്ങോ, ചികിത്സ യോ തന്നെ ചെയ്താൽ മാഷിനേയും കുടുംബത്തേയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനാവുമെന്ന ഫിലിപ്പ് സാറിന്റെ അഭിപ്രായവും പൊതുവേ സ്വീകരിക്കപ്പെട്ടു

ചെയ്യുന്നതിൽ തെറ്റില്ലെന്നും പീതാംബരൻ സഖാവിന്റെ വാക്കുകൾ യോഗത്തെ പിരിമുറുക്കത്തിലാക്കി. ദൈവത്തെയും, മതത്തേയും, സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്ന എന്തും ചെയ്തു തരാമെന്ന മതാചാര്യന്മാരുടെ വാക്കുകൾ ഫിലിപ്പ് സാറിന് പിടിച്ചില്ലെങ്കിലും ഒന്നും പറയാതെ നിശബ്ദത പാലിച്ചു’ ചുരുക്കത്തിൽ, രാമചന്ദ്രൻ മാഷും കുടുംബവും നിലവിലെ നിയമങ്ങൾക്ക് വിധേയമാകാത്തവരും, തെറ്റായൊരു ജീവിതസന്ദേശം നൽകി അരാജകത്വം സൃഷ്ടിക്കുന്നവരും, മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിക്കെതിരേ പ്രവർത്തിച്ച് മനുഷ്യരെ വീണ്ടും പ്രാകൃതയുഗത്തിലേക്ക് തിരികേ നടക്കാൻ പ്രേരിപ്പിക്കുന്നവരും, ദൈവഭയമില്ലാത്ത നാസ്തികരും ആയതിനാൽ ഈ കുടുംബത്തിന്റെ പുരോ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്താൻ പ്രേരിപ്പിക്കയോ, അല്ലെങ്കിൽ ഈ പ്രദേശത്തു നിന്നും ഈ കുടുംബത്തെ നാടുകടത്തുകയോ, ഇത്തരം മനോരോഗങ്ങൾ സമൂഹത്തിൽ വ്യാപിക്കാതിരിക്കുന്നതിലേക്കായി വേണ്ടിവന്നാൽ വേരോടെ പിഴുതുകളയാനും യോഗം തീരുമാനിക്കപ്പെട്ടു! യോഗത്തിന്റെ പ്രതിനിധികളായി സഖാവ് പീതാംബരനും, സുഗുണൻ മെമ്പറും ,ഫിലിപ്പ് സാറും രാമചന്ദ്രൻ മാഷിന്റെ ഭവനം സന്ദർശിച്ച് യോഗ തീരുമാനം അറിയിച്ച് ഉചിതമായ മേൽനടപടികൾ സ്വീകരിക്കാൻ അധികാരപ്പെടുത്തുകയും ചെയ്തു! ജോലിക്ക് പോകാത്തതു കൊണ്ട് മാഷിനോ സീതയ്ക്കോ തെല്ലു പോലും വിഷമം തോന്നിയില്ല! സ്കൂളിൽ പോകാത്തതു കൊണ്ട് കുട്ടികൾക്കും അവരുടെ സ്കൂൾ പ്രകൃതിയായിരുന്നു രഹസ്യങ്ങളുടെ കലവറയായ മണ്ണിനേയും പ്രകൃതിയേയും അവർ അൽഭുതാദരങ്ങളോടെ അറിയാൻ തുടങ്ങിയിരുന്നു മാഷാകട്ടെ ഭാവിയിൽ തന്റെ ഭാഷ പഠിക്കാൻ താൽപ്പര്യമുള്ളവർക്കു വേണ്ടി കുറ്റമറ്റ ഭാഷാ നിഘണ്ടു ചമച്ചു കൊണ്ടേയിരുന്നു സീതയാകട്ടെ പെണ്ണും പ്രകൃതിയും രണ്ടല്ല എന്ന സത്യം തിരിച്ചറിഞ്ഞ് സർവ്വ ചരാചരങ്ങളേയും മാതൃവാത്സല്യത്തോടെ നോക്കിക്കാണുകയും അടക്കാനാവാത്ത സന്തോഷത്താൽ ഉറക്കെ കരയുകയും ചെയ്തു? ജന്മം കൊണ്ടതിനു ശേഷം വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അവൾ അറിഞ്ഞു പ്രകാശം കടന്നു പോകുന്ന ഒരു കണ്ണാടി ചില്ലു പോലെ താൻ സുതാര്യ ആയിത്തീരുന്നതും അവൾ അറിഞ്ഞു. ഇത്ര ലളിതമായ ജീവിതത്തെ അധികാരങ്ങൾ കൊണ്ടും, നിയമങ്ങൾ കൊണ്ടും, കപട മത, രാഷ്ട്രീയങ്ങൾ കൊണ്ടും വരിഞ്ഞുമുറുക്കി സംഘർഷഭരിതമാക്കുന്നത് എന്തിനു വേണ്ടിയാണെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഫിലിപ്പ് സാറും, സുഗുണൻ മെമ്പറും, സഖാവ് പീതാമ്പരനും ഗ്രാമക്കവലയിൽ ബസ്സിറങ്ങി ചെമ്മൺ പാതയിലൂടെ രാമചന്ദ്രൻ മാഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു ഫിലിപ്പ് സാറിന്റെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകുന്നുണ്ടായിരുന്നു.’ ചെമ്മൺ പാതയിൽ രൂപം കൊണ്ട ചെറുചുഴലിക്കാറ്റുകൾ കരിയിലകളും ,പൊടികളും ഈ വെയിലത്ത് ഒരു കുട പോലും എടുക്കാതെ ഇവരുടെ കൂടെ പുറപ്പെട്ടത് അബദ്ധമായി പോയി എന്ന് ഫിലിപ്പ് സാറിന് തോന്നി പച്ചവേലി കൊണ്ടു അതിരു തിരിച്ച വീട്ടുവഴിയിലേക്ക് പ്രവേശിച്ചു. നിറയെ പൂത്തു നിൽക്കുന്ന കോട്ടമാവിന്റെ തണലിലെത്തിയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. പാക്ഷൻ ഫ്രൂട്ട് വള്ളികൾ കൊണ്ടു പന്തലിട്ട മുറ്റത്തു നിൽക്കുമ്പോൾ സുഖശീതളിമയാർന്ന ഒരു കാറ്റ് അവരെ തഴുകി കടന്നു പോയി . മാവിന്റെ ശിഖരങ്ങളിൽ അസംഖ്യം അണ്ണാൻ മാരും ,പേരറിയാത്ത പക്ഷികളും അവരെ നോക്കി സ്വാഗതം ആശംസിച്ചു.. പൊടുന്നന്നെ കനത്ത ചൂടിൽ നിന്നും തണുപ്പുമുറിയിലേക്കു കടന്ന പോലെ അവർക്ക് ആശ്വാസം തോന്നി ഫിലിപ്പ് സാർ മുറ്റത്തു നിന്ന് രാമചന്ദ്രൻ മാഷിനെ വിളിച്ചു തൊടിയിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും മാഷും, സീതയും കടന്നു വന്നു. പൂമുഖത്തെ അരപ്രൈസിൽ ഇരുന്ന് ഒരു മലയണ്ണാൻ അഥിതികളുടെ നേർക്ക് കൗതുകത്തോടെ നോക്കി! മുറ്റത്തിനരുകിൽ നിറയേ പൂക്കളുമായി നിൽക്കുന്ന പാരിജാതത്തിന്റെ ചോട്ടിലൂടെ രണ്ടു മൂന്ന് കാട്ടുമുയലുകൾ ചാടിപ്പോയി കൊന്നമരത്തിന്റെ ശാഖിയിൽ ഇരുന്ന് ഒരു കുയിൽ നീട്ടി കൂവി മാഷ് ആഗതരെ സ്നേഹപൂർവ്വം സ്വീകരിച്ചിരുത്തി. സീതയാകട്ടെ പാഷൻ ഫ്രൂട്ടും, കരിക്കിൽ വെള്ളവും, നാരങ്ങനീരും ചേർത്ത സർബത്ത് നൽകി സൽക്കരിച്ചു. അവർ മൂന്നു പേരും വളരേ ആസ്വദിച്ച് അത് കുടിച്ചു തീർത്തു ഉള്ളിലെ അവശേഷിച്ച വേനൽച്ചൂടും അപ്പോഴേക്കും അപ്രത്യക്ഷമായി: “ഒന്നുമില്ല മാഷേ വെറുതേ ഈ വഴി പോയപ്പോൾ ” … “എന്തായാലും മാഷിന്റെ അഭാവം നമ്മുടെ സ്കൂളിനും, നാട്ടുകാർക്കും തീരാ നഷ്ടം ആയിപ്പോയി “….. “എന്തായാലും നിങ്ങളൊക്കെ എന്റെ അഥിതികളായി വന്നല്ലോ സന്തോഷം “ “വരു: എന്റെ പുതിയ കൃഷി രീതികൾ കാണിച്ചു തരാം ഒപ്പം കുറച്ച് അതിഥികളേയും പരിചയപ്പെടാം – “.. അവർ മൂന്നു പേരും മാഷിനോടൊപ്പം കൃഷിത്തോട്ടത്തിലേക്ക് പ്രവേശിച്ചു. നിയന്ത്രിതവും ,ശാസ്ത്രീയവുമായ ഒരു കൃഷിരീതി അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല പച്ചക്കറികളും പഴവർഗ്ഗങ്ങളും അതിന്റെ സർവ്വ സ്വാതന്ത്യത്തോടെ വളർന്നു നിൽക്കുന്നു…!കാര്യമായ വളപ്രയോഗങ്ങൾ ഒന്നും ഇല്ലെങ്കിലും പൂർണ്ണ ആരോഗ്യത്തോടെ, ഹരിതശോഭയാർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന കാഴ്ച തികച്ചുo വ്യത്യസ്തം തന്നെ! അതിലുപരി പേരറിയാത്ത അസംഖ്യം പക്ഷികളുടെയും ചെറുമൃഗങ്ങളുടേയും, ഉരഗങ്ങളുടേയും സാന്നിദ്ധ്യം വിസ്മയകരം തന്നെ: വിശാലമായ കുളത്തിൽ, മീനുകൾ തുള്ളിച്ചാടുന്നു, താറാവുകളും, അരയന്നങ്ങളും നീന്തിക്കളിക്കുന്നു. പൊന്മാനുകളും, നീർ കാക്കകളും അവർക്ക് ആവശ്യമുള്ള മീനുകളെ പിടിച്ച് ഭക്ഷിക്കുന്നു r എല്ലാത്തിലുമുപരി പൂക്കളും, പുഴുക്കളും, ചുൽച്ചാടികളും, ജന്തുജാലങ്ങളും, ഭയരഹിതമായി അഭൗമമായ സ്നേഹം പങ്കുവച്ച് ഒരുമയോടെ വർത്തിക്കൂന്ന കാഴ്ചയായിരുന്നു.! എല്ലാവരും സ്വതന്ത്രരും, പരസ്പരബഹുമാനത്തോടെയും ഒരേ ഇടത്തു കഴിയുന്നു. പരമ്പരാഗത ശത്രുതാ സമവാക്യങ്ങൾ പൊളിഞ്ഞു പോകുന്നു: വിശക്കുന്ന പൂച്ച എലിയെ പിടിച്ചു ഭക്ഷിക്കുന്നു. വിശപ്പില്ലാത്ത അവസ്ഥയിൽ എലിയും പുച്ചയും സാഹോദര്യത്തോടെ കഴിയുന്നു.< പ്രകൃതിക്ക്, മതമോ, ജാതിയോ, ദൈവങ്ങളോ ഇല്ല: പ്രകൃതി സ്വയം ഒരു മതമാണ് !സ്നേഹം എന്നൊരു ഭാഷ മാത്രമേ അവിടെയുള്ളൂ… സുഗുണനും, സഖാവ് പീതാംബരനും വിനീതമായി കൈകൂപ്പി. തങ്ങൾ എന്തിനു വന്നു എന്നുള്ള കാര്യം പൂർണ്ണമായും വിസ്മരിച്ച്, സ്നേഹത്തിന്റെ പാരാവാരത്തിൽ ജ്ഞാനസ്നാനം ചെയ്ത പോലെ, പാപഭാരങ്ങളെല്ലാ മൊഴിഞ്ഞ്, സായാഹ്ന വെയിലേറ്റ് തിരികേനടക്കുമ്പോൾ വെയിലിന് ഒട്ടും തന്നെ ചൂടുണ്ടായിരുന്നില്ല എന്ന് അവർക്ക് തോന്നി മനുഷ്യ സെറം അല്ലെങ്കിൽ പ്ലാസ്മ മാതൃകകളിൽ SARS-CoV-2 നെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ വിട്രോ ഗുണപരമായി കണ്ടെത്തുന്നതിനാണ് ആന്റി SARS-COV-2 ന്യൂട്രലൈസിംഗ് ആന്റിബോഡി ടെസ്റ്റ് (ഇമ്മ്യൂണോക്രോമാറ്റോഗ്രാഫി).SARS-CoV-2 നെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ ആൻജിയോടെൻസിൻ കൺവേർട്ടിംഗ് എൻസൈം -2 (ACE2) സെൽ ഉപരിതല റിസപ്റ്ററുമായി വൈറൽ സ്പൈക്ക് ഗ്ലൈക്കോപ്രോട്ടീൻ (RBD) ന്റെ റിസപ്റ്റർ ബൈൻഡിംഗ് ഡൊമെയ്ൻ തമ്മിലുള്ള പ്രതിപ്രവർത്തനത്തെ തടയുന്നു. ആർ‌ബിഡി-എ‌സി‌ഇ 2 ന്റെ പ്രതിപ്രവർത്തനത്തെ നിർവീര്യമാക്കുന്ന സെറം, പ്ലാസ്മ എന്നിവയിലെ ഏതെങ്കിലും ആന്റിബോഡി കണ്ടെത്തുന്നതിന് അസ്സെ ഉപയോഗിക്കാം. പരിശോധന സ്പീഷിസുകളിൽ നിന്നും ഐസോടൈപ്പിൽ നിന്നും സ്വതന്ത്രമാണ്. മനുഷ്യ സെറം അല്ലെങ്കിൽ പ്ലാസ്മ മാതൃകകളിൽ SARS-CoV-2 നെതിരായ ന്യൂട്രലൈസിംഗ് ആന്റിബോഡികൾ കണ്ടെത്തുന്നതിന് ലാറ്ററൽ ഫ്ലോ അസ്സേയും മത്സര തത്വവും ഉപയോഗിച്ചു. ആന്റി SARS-COV-2 ന്യൂട്രലൈസിംഗ് ആന്റിബോഡി ടെസ്റ്റ് കാസറ്റ് വരണ്ട സ്ഥലത്ത് 2 30 at സൂക്ഷിക്കുക, സൂര്യപ്രകാശം നേരിട്ട് ഒഴിവാക്കുക. മരവിപ്പിക്കരുത്. നിർമ്മാണ തീയതി മുതൽ 18 മാസത്തേക്ക് ഇത് സാധുവാണ്. അലുമിനിയം ഫോയിൽ ബാഗ് അൺസീൽ ചെയ്ത ശേഷം, ഒരു മണിക്കൂറിനുള്ളിൽ ടെസ്റ്റ് കാർഡ് എത്രയും വേഗം ഉപയോഗിക്കണം. ഉത്പന്നത്തിന്റെ പേര് COVID-19 (SARS-CoV-2) ന്യൂട്രലൈസിംഗ് ആന്റിബോഡി ടെസ്റ്റ് കിറ്റ് മാതൃക മുഴുവൻ രക്തം സെറം, അല്ലെങ്കിൽ പ്ലാസ്മ മാതൃക പാക്കിംഗ് 1/5/20 ടെസ്റ്റുകൾ കാർട്ടൂൺ, ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച്. അടുത്തത്: എച്ച്സിജി പ്രെഗ്നൻസി ടെസ്റ്റ് കാസറ്റ് 1. ടെസ്റ്റിംഗിന് മുമ്പ് ദയവായി നിർദ്ദേശ മാനുവൽ ശ്രദ്ധാപൂർവ്വം വായിക്കുക 2. ടെസ്റ്റ് കാസറ്റ്, സ്പെസിമെൻ ഡില്യൂഷൻ ബഫർ തുടങ്ങിയവ പുറത്തെടുത്ത് room ഷ്മാവിൽ തിരിച്ചെത്തിയ ശേഷം ഉപയോഗിക്കുക. എല്ലാം തയ്യാറാകുമ്പോൾ, അലുമിനിയം ഫോയിൽ ബാഗ് വലിച്ചുകീറി, ടെസ്റ്റ് കാസറ്റ് പുറത്തെടുത്ത് പ്ലാറ്റ്ഫോമിൽ വയ്ക്കുക. 3. 3. അലുമിനിയം ഫോയിൽ ബാഗ് തുറന്ന ശേഷം, 1 മണിക്കൂറിനുള്ളിൽ ടെസ്റ്റ് കാസറ്റ് എത്രയും വേഗം ഉപയോഗിക്കണം. 4. പ്ലാസ്മ സെറം മാതൃകയെ പൈപ്പറ്റിനൊപ്പം ആസ്പിറേറ്റ് ചെയ്യുക, ടെസ്റ്റ് കാസറ്റിന്റെ സാമ്പിൾ കിണറിലേക്ക് 1 തുള്ളി (ഏകദേശം 20ul) മാതൃക ചേർക്കുക, തുടർന്ന് സ്പെസിമെൻ ഡില്യൂഷൻ ബഫർ ഡ്രോപ്പ് ബോട്ടിൽ തുറക്കുക, 2 തുള്ളി (ഏകദേശം 80ul) മാതൃക നേർപ്പിക്കൽ കിണറിലേക്കുള്ള ബഫർ. 5. സമയ നിരീക്ഷണം: മാതൃക ചേർത്തതിന് 15 മിനിറ്റിനുശേഷം ഫലം വിഭജിക്കുക, 20 മിനിറ്റിനുശേഷം ഫലം നിരീക്ഷിക്കരുത്. പോസിറ്റീവ്: ഗുണനിലവാര നിയന്ത്രണ ലൈനിന് (സി ലൈൻ) മാത്രമേ ചുവന്ന വരയുള്ളൂ, ടെസ്റ്റ് ലൈനിന് (ടി ലൈനിന്) ചുവന്ന വരയില്ല. ടെസ്റ്റ് കിറ്റിന്റെ കണ്ടെത്തൽ പരിധിക്കു മുകളിലുള്ള SARS-CoV-2 ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ സാന്നിധ്യം ഇത് മാതൃകയിൽ സൂചിപ്പിക്കുന്നു. നെഗറ്റീവ്: ഗുണനിലവാര നിയന്ത്രണ ലൈനിലും (സി ലൈൻ) ടെസ്റ്റ് ലൈനിലും (ടി ലൈൻ) ചുവന്ന വരകൾ ദൃശ്യമാകുന്നു. SARS-CoV-2 മാതൃകയിലെ ന്യൂട്രലൈസിംഗ് ആന്റിബോഡികളോ SARS-CoV-2 ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ നിലയോ കണ്ടെത്തൽ നിലയ്ക്ക് താഴെയല്ല എന്നാണ് ഇതിനർത്ഥം. അസാധുവാണ്: ഗുണനിലവാര നിയന്ത്രണ ലൈനിൽ (സി ലൈനിൽ) ചുവന്ന വരകളൊന്നും ദൃശ്യമാകുന്നില്ല, ഇത് പരാജയത്തെ സൂചിപ്പിക്കുന്നു. ഇത് അനുചിതമായ പ്രവർത്തനം മൂലമാകാം അല്ലെങ്കിൽ ടെസ്റ്റ് കാസറ്റ് അസാധുവാണ്, അത് വീണ്ടും ശ്രമിക്കണം. ഐക്യരാഷ്ട്ര പൊതുസഭയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെക്കുറിച്ച് നടത്തിയ പ്രസംഗം ഇന്ത്യക്കാരെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു എല്ലാ ജനാധിപത്യത്തിന്റെയും അമ്മയാണ് ഇന്ത്യ'യെന്ന് മോദി പറഞ്ഞപ്പോൾ മോദി ഭരണത്തിലെ അനുഭവങ്ങൾ തൊട്ടറിയുന്ന ജനങ്ങൾ അന്തംവിട്ടതിൽ അത്ഭുതപ്പെടാനില്ല. ശരിയാണ്, ഇന്ത്യ മഹത്തായ ജനാധിപത്യരാജ്യമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും ഇന്ത്യൻ ഭരണഘടനയുടെ നടുക്കുറ്റിയും ആകെത്തുകയുമാണ്. പക്ഷേ, 2014ൽ ബിജെപി അധികാരത്തിൽ വന്നതുമുതൽ നമ്മുടെ ജനാധിപത്യത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഇന്ത്യൻ ജനതയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ജനാധിപത്യം അപകടപ്പെടുന്നതിന്റെയും ഫാസിസം അടുത്തുവരുന്നതിന്റെയും സൂചനകളാണ് ഓരോ ദിവസവും രാജ്യം കാണുന്നത്. ജനാധിപത്യം അത്രമേൽ ആക്രമിക്കപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ വിഭജിച്ചതും പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ട്. ഒരു വർഷത്തോളമായി തുടരുന്ന കർഷക സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനംതന്നെ മോദി ഭരണത്തിൽ ജനാധിപത്യത്തിന്റെ സ്ഥിതി വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യത്തെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നല്ല ഇവിടെ ഞങ്ങൾ പറയുന്നത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും അടിച്ചമർത്താൻ നേതൃത്വം നൽകുന്ന ഒരു ഭരണാധികാരി ജനാധിപത്യത്തെ വാഴ്‌ത്തുന്നതിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നവരെ, നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് തുറുങ്കിലടയ്ക്കുന്നത് എത്രയോ തവണ കണ്ടു. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാവുന്നതാണോ ഇതൊക്കെ. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബംഗളൂരുവിലെ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെപ്പോലും മോദി ഭരണം ജയിലിലടയ്ക്കുകയുണ്ടായി. ഇങ്ങനെ, അസാധാരണവും ഭയാനകവുമായ സ്ഥിതിവിശേഷത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ, മോദി ലോകത്തിന് മുന്നിൽ വാക്കുകൾകൊണ്ട് കസർത്തു കാണിക്കുന്നത് പറയാതെ വയ്യ. ഇന്ത്യയുടെ വൈവിധ്യം, സമത്വ ദർശനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം എന്നിവയെക്കുറിച്ചൊക്കെ മോദി പ്രസംഗിച്ചു. നാനാത്വത്തിൽ നിലകൊള്ളുന്ന ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ട് ഓരോ നിമിഷവും പ്രവർത്തിക്കുന്ന ഒരു സർക്കാരിന്റെ തലവനാണ് ഇതൊക്കെ പറഞ്ഞത് എന്നത് വിചിത്രമായി. ഇന്ത്യയുടെ ഹൃദയംതന്നെ പിളർക്കുന്ന പല നടപടിയുമുണ്ടായി. നിയമ ഭേദഗതികളുണ്ടായി. ഇവയൊന്നും പാർലമെന്റിൽ ചർച്ച ചെയ്തുപോലുമില്ല. പ്രധാനമന്ത്രി പാർലമെന്റിൽ ചെല്ലുന്നതുപോലും വല്ലപ്പോഴും. ബി സി അഞ്ചാം നൂറ്റാണ്ടിൽ, ജനാധിപത്യത്തിന്റെ തൊട്ടിൽ എന്നറിയപ്പെട്ട ഏഥൻസിൽ, ജനങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. എന്നാൽ, ഇന്ത്യയിൽ 21–--ാം നൂറ്റാണ്ടിൽ ജനങ്ങളെ ചേരിതിരിക്കാൻ ഭരണാധികാരികൾതന്നെ ശ്രമിക്കുന്നു. പൊതു സമൂഹത്തിന്റെ സജീവമായ ഇടപെടലും ജനാധിപത്യത്തിന്റെ മേൻമയാണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നത് ഈ ഇടപെടലുകളാണ്. ഇന്ത്യയിൽ പൊതുവേദികളിൽ ഉയരുന്ന ചർച്ചകളെപ്പോലും കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. അതൊക്കെ പലപ്പോഴും ദേശദ്രോഹത്തിന്റെ പട്ടികയിൽ വരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് മോദിയുടെ പ്രസംഗം. പ്രധാനമന്ത്രി യുഎന്നിൽ പ്രസംഗിക്കുന്ന സമയത്ത്, പുറത്ത് ഇന്ത്യയിലെ ജനാധിപത്യക്കശാപ്പിനെതിരെ പ്രതിഷേധമുയർന്നത് ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. ലോകത്തിനു മുന്നിൽ പ്രസംഗിച്ചാൽമാത്രം മതിയാകില്ല, രാജ്യത്ത് ജനാധിപത്യം എല്ലാ അർഥത്തിലും നടപ്പാക്കുന്നു എന്നുകൂടി ഭരണാധികാരി ഉറപ്പാക്കേണ്ടതുണ്ട്. വാക്കും പ്രവൃത്തിയും രണ്ടല്ലെന്ന് തെളിയിക്കേണ്ടത് ഭരണാധിപന്റെ ഉത്തരവാദിത്വമാണ്. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. മോദി ഭരണം അശാന്തിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മോദി സർക്കാരിന്റെ ന്യൂനപക്ഷ വേട്ട: സിപിഐ എം പ്രതിഷേധം നാളെ പാർലമെന്റിനെ നോക്കുകുത്തിയാക്കി പ്രധാനമന്ത്രി ഭരണഘടനയെ തകർക്കുന്നു: പി വി സുരേന്ദ്രനാഥ് ഡോ. കഫീൽ ഖാൻ ഒരു പ്രതീകം 'മോദിയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കന്നു നോട്ട് നിരോധന വാര്‍ഷികത്തില്‍ ബല്‍റാമിന് ഇക്കുറിയും പൊങ്കാല ജനവികാരവും സംഘപരിവാർ അജന്‍ഡയും എ വിജയരാഘവൻ എഴുതുന്നു ജനാധിപത്യ നിഷേധത്തിന്റെ 18 മാസം, എഐഎസ്എഫ് ആരുടെ ചിറകിനുള്ളിലായിരുന്നു; എസ്എഫ്‌ഐയ്ക്ക് ക്ലാസെടുക്കാന്‍ വരുന്നവര്‍ ചരിത്രം ഓര്‍ക്കണം: സച്ചിന്‍ ദേവ് VIDEO പ്രിയ രാഹുല്‍ തോല്‍പ്പിക്കരുതേ ഈ മനുഷ്യരെ "നിങ്ങള്‍ സ്വച്ഛതയുടെ ജയ ജയ പാടി ഇരുന്നോളൂ..എങ്കിലും ഓര്‍ക്കുക, തെരുവുകളില്‍ ഒഴുകുന്നത് ചുകന്നചോരയാണ്" മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്നു; എട്ടരയോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തും അഫ്‌സ്‌പാ പിൻവലിക്കണം; നാഗാലാൻഡ്‌ വെടിവയ്‌പ്പിൽ കുറ്റക്കാർക്കെതിരെ നടപടി വേണം: സിപിഐ എം ഇടുക്കി ഡാമിൽ ജലനിരപ്പ്‌ 2401 അടി; ഓറഞ്ച്‌ അലർട്ട്‌ AUDIO അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം: അയല്‍വാസിയായ ബിജെപി നേതാവിന്റെ ഭീഷണി സന്ദേശം പുറത്ത്‌ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ് തൊഴിൽത്തർക്കങ്ങൾ പരിഹരിക്കപ്പെടുന്നതിൽ വർധന; ‘തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ’ പ്രകാശനം ചെയ്‌തു ചൊവ്വാഴ്ച ഏരിയാകേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധം ഇന്ന് 3277 പേര്‍ക്ക് കോവിഡ്; 5833 പേര്‍ക്ക്‌ രോഗമുക്തി കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾ; ഫെബ്രുവരി 23,24 തീയതികളിൽ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്ക്‌ കോൺഗ്രസ്‌‐ബിജെപി അവിശുദ്ധ സഖ്യം; പൂവച്ചലിൽ ഇടതുപക്ഷത്തിന്‌ ഭരണം നഷ്‌ടമായി സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. ഓരോ ഇന്ത്യന്‍ പൗരനും തനതായ തിരിച്ചറിയല്‍ നമ്പർ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്ബര്‍ ആവശ്യമാണ്. പേര്, ജനനത്തീയതി, ലിംഗം, വിലാസം മുതലായ സാധാരണ വിവരങ്ങള്‍ക്ക് പുറമേ ആധാര്‍ കാര്‍ഡില്‍ വിരലടയാളം, ഐറിസ് തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകളും ഉണ്ട്. മറ്റെല്ലാ തിരിച്ചറിയല്‍ രേഖകളില്‍ നിന്നും ആധാറിന്റെ വ്യത്യസ്തമാക്കുന്ന ഗുണങ്ങളിലൊന്ന് നിങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എപ്പോഴും കൈയില്‍ കരുതേണ്ടതില്ല എന്നതാണ്. മറിച്ച്‌ ആധാര്‍ നമ്ബര്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി. ആധാര്‍ കാര്‍ഡ് നഷ്ടപ്പെടുത്തിയാലും യു ഐ ഡി എ ഐ പോര്‍ട്ടലില്‍ നിന്ന് ഐഡന്റിറ്റി പരിശോധിച്ച്‌ നിങ്ങള്‍ക്ക് ഒരു ഇ-ആധാര്‍ തല്‍ക്ഷണം ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. UIDAI പോര്‍ട്ടലില്‍ നിന്ന് നിങ്ങളുടെ 28 അക്ക എന്റോള്‍മെന്റ് നമ്ബറും നിങ്ങളുടെ മുഴുവന്‍ പേരും പിന്‍ കോഡും നല്‍കിയോ അല്ലെങ്കില്‍ 14 അക്ക ആധാര്‍ നമ്ബര്‍ നല്‍കിയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളടങ്ങുന്ന ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ രണ്ട് രീതികള്‍ പിന്തുടര്‍ന്നാലും ഒരു OTP നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കും. കൂടാതെ, വെബ്‌സൈറ്റില്‍ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു നിശ്ചിത സമയം അടിസ്ഥാനമാക്കിയുള്ള ഒറ്റത്തവണ പാസ്വേര്‍ഡും (TOTP) സൃഷ്ടിക്കാന്‍ കഴിയും. – ആദ്യം യു ഐ ഡി എ ഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക – ഹോംപേജിലെ ‘എന്റെ ആധാര്‍’ എന്ന വിഭാഗത്തിലെ ‘ഡൗണ്‍ലോഡ് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. – ആധാര്‍ നമ്ബര്‍, എന്റോള്‍മെന്റ് ഐ ഡി എന്നിവയില്‍ ഒന്ന് തിരഞ്ഞെടുക്കുക. കൂടാതെ വെര്‍ച്വല്‍ ഐ ഡി തിരഞ്ഞെടുക്കുക. – ഇനി നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്ബറില്‍ ഒരു OTP അയയ്ക്കുന്നതിന് മുമ്ബ് ക്യാപ്ച കോഡ് സ്ഥിരീകരിക്കുക. – ഫോണില്‍ മെസേജായി ലഭിച്ച OTP നല്‍കുക. – തുടര്‍ന്ന് പാസ്വേഡ് സംരക്ഷണമുള്ള ഇ-ആധാര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. UIDAI നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ നാല് അക്ഷരങ്ങളും (ക്യാപിറ്റല്‍ ലെറ്റര്‍) നിങ്ങളുടെ ജനന വര്‍ഷവും ചേര്‍ന്നതായിരിക്കും ഇ-ആധാറിന്റെ പാസ്വേര്‍ഡ് വിവാഹ രജിസ്‌ട്രേഷന്‍ ഫീസ് 110 രൂപ അടച്ചില്ല,വധുവിന് സൗദിക്ക് പോകാനായില്ല; ഇളവ് അനുവദിക്കാനാവില്ലെന്ന Samakalika Malayalam 110 രൂപ അടയ്ക്കാന്‍ മറന്നു, കല്യാണം വൈകി; വധുവിന്റെ ഗള്‍ഫിലേക്കുള്ള മടക്കയാത്ര മുടങ്ങി കൊച്ചി: വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയ്‌ക്കൊപ്പം ഫീസ് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മിശ്രവിവാഹിതരുടെ കല്യാണം വൈകി. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നല്‍കുന്ന ദിവസം തന്നെ നിശ്ചിത ഫീസായ 110 രൂപ അടയ്ക്കണം. പണം അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന വധുവിന് മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച മടക്കയാത്ര നീട്ടിവെയ്‌ക്കേണ്ടി വന്നു. സമയപരിധിക്കുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് കിട്ടുന്നതിന് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇളവ് അനുവദിച്ചില്ല. ജൂണ്‍ 11നാണ് വിവാഹ രജിസ്‌ട്രേഷനായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ രജിസ്‌ട്രേഷന്റെ ഭാഗമായി നല്‍കേണ്ട ഫീസായ 110 രൂപ ഒടുക്കാന്‍ ദമ്പതികള്‍ മറന്നുപോയി. ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇക്കാര്യം ദമ്പതികള്‍ തിരിച്ചറിഞ്ഞത്്. നോട്ടീസ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട വധുവരന്മാര്‍ ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈ ഒന്‍പതിനാണ് ഇവര്‍ ഫീസ് ഒടുക്കിയത്. ഫീസ് ഒടുക്കി ഒരു മാസം കഴിയുമ്പോള്‍ മാത്രമാണ് വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് വധുവിന് ഓഗസ്റ്റ് അഞ്ചിന് ജോലിക്കായി സൗദിഅറേബ്യയിലേക്ക് തിരികെ പോകണം. സ്‌പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് ഓഗസ്റ്റ് അഞ്ചിന് മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്ത് തരാന്‍ സാധിക്കില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു.തുടര്‍ന്ന് ദമ്പതികള്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ രാജേഷ് പറയുന്നു.എന്നാല്‍ 1958ലെ പ്രത്യേക വിവാഹ നിയമം അനുസരിച്ച് നോട്ടീസ് നല്‍കുന്നതിനൊപ്പം ഫീസ് ഒടുക്കേണ്ടതാണ് എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വധു മടക്കയാത്ര കുറച്ചുദിവസത്തേയ്ക്ക് നീട്ടിവെച്ചു. നോട്ടീസ് നല്‍കി ഒരു മാസം തികയുന്ന ഓഗസ്റ്റ് ഒന്‍പതിന് ശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുളള തീയതി രജിസ്ട്രാര്‍ അനുവദിക്കുകയുള്ളൂ എന്ന കാരണത്താലാണ് മടക്കയാത്ര നീട്ടിവെച്ചത്.സൗദി നിയമം അനുസരിച്ച് ഭര്‍ത്താവിന് കൂടെ പോകണമെങ്കില്‍ വിസ വേണം. വിസ ലഭിക്കാന്‍ കല്യാണം രജിസ്‌ററര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. വിവാഹം കേരള ഹൈക്കോടതി Kerala News മിശ്രവിവാഹം special marriage act വിവാഹ രജിസ്‌ട്രേഷന്‍ പ്രത്യേക വിവാഹ നിയമം INTERFAITH MARRIAGE തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ കൂടി ചേർത്ത് യോജിപ്പിക്കുക. ദോശ മാവിന്റെ അയവിൽ വേണം കലക്കി എടുക്കാൻ. ഇതിലേക്ക് വറുത്ത തേങ്ങാക്കൊത്തും എള്ളും ചേർത്ത് അരമണിക്കൂർ വയ്ക്കണം. ഒരു ഉണ്ണിയപ്പകാര ചൂടാക്കി കുഴിയുടെ പകുതിവരെ എണ്ണയോ, നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഓരോ സ്പൂൺ മാവ് വീതം ഒഴിച്ച് ഉണ്ണിയപ്പം വറുത്തു കോരാം. തിരുവനന്തപുരം 100 കോടി വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളത്തില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ 94ശതമാനം പിന്നിട്ടു. ക്യാമ്പുകളിൽ വാ‌ക്‌സിന്‍ നല്‍കാന്‍ പ്രത്യേക പദ്ധതി അതതീവ്ര മഴയെതുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപാര്‍പ്പിച്ചവര്‍ക്ക് വാ‌ക്‌സിന് നല്‍കാന്‍ പ്രത്യേക പദ്ധതി. ക്യാമ്ബുകളില്‍ കഴിയുന്നവരില്‍ ആദ്യ ഡോസ് എടുക്കാനുള്ളവരുടേയും രണ്ടാം ഡോസിന് സമയമായവരുടേയും വിവരങ്ങള്‍ ശേഖരിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്. സ്ഥല സൗകര്യമുള്ള ക്യാമ്ബു കളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വാക്‌സിന്‍ നല്‍കും. അല്ലാത്തവര്‍ക്ക് തൊട്ടടുത്തുള്ള സര്‍ക്കാരാശു പത്രിയില്‍ സൗകര്യമൊരുക്കും. മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കും. ക്യാമ്ബുകളില്‍ വാക്‌സിനെടുക്കാനുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.. Previous articleസര്‍ക്കാരിന്റെ പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷ: മന്ത്രി കെ. രാജന്‍ Next articleഎട്ട് ഗ്രാമപഞ്ചായത്തുകൾക്ക് പുതിയ ഓഫീസ് കെട്ടിടം; 50 പഞ്ചായത്ത് ഓഫീസുകൾ പുനരുദ്ധരിക്കും മാരക മയക്കുമരുന്നുകളുമായി യുവതി യുവാക്കൾ പിടിയിൽ നപ്പട്ട റഫീഖിനെതിരെ ഇന്റർപ്പോൾ റെഡ് കോർണർ നോട്ടീസ് എടിഎമ്മുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് ലീഗ് നേതാവടക്കം നാലുപേർ അറസ്റ്റിൽ ഇടതു സര്‍ക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനുള്ള ധൈര്യമുണ്ടോയെന്നു വി.എം സുധീരന്‍ ബിഡിജെഎസിന്റെ പരാതികള്‍ അമിത് ഷായെ അറിയിക്കുമെന്ന് കുമ്മനം രാജശേഖരന്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് മോഹിപ്പിച്ച്‌ വിദ്യാ൪ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. രാജ്യത്തെവിടെയും പോലീസിനെ വിളിക്കാന്‍ ഇനി 112 ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷൻ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് നല്‍കി ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു. അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു ;കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി Express Herald ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു ;കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു ;കുടുംബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി* കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ജാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്‌സും പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരുമാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ ഭരണകൂടമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നവരെയും നഗർദീപിന്റെ സഹോദരങ്ങളെയും നേരിൽ കണ്ടു. നഗർദീപിനെ കണ്ടെത്താൻ ആവതെല്ലാംചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദുഷ്കരമായ കാലാവസ്ഥയിലും തിരച്ചിൽ നടത്തുന്നവരെ മന്ത്രി അഭിനന്ദിച്ചു. നഗർദീപിന്റെ കുടുബത്തിന് നിയമപരമായി സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി അറിയിച്ചു. വി കെ പ്രശാന്ത് എം എൽ എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു ഇഞ്ചി, പ്ലം, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു ഇവയെല്ലാം ചെറുതായി ചതച്ചെടുക്കുക. ഇതൊരു അടി കട്ടിയുള്ള പാത്രത്തിലേക്ക് ഇട്ട് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് 20 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് ചെറുതായി ചതച്ച ഉണക്കമുളക് ചേര്‍ത്ത ശേഷം അടുപ്പില്‍ നിന്ന് മാറ്റി വയ്ക്കുക. നല്ല ചൂട് മാറിയ ശേഷം ഇതൊരം പാത്രത്തിലേക്ക് അരിച്ചൊഴിക്കുകനന്നായി തണുക്കുമ്പോള്‍ നാരങ്ങാനീരും വാനില എസന്‍സും പഞ്ചസാര കരിച്ചതും ചേര്‍ക്കാംഇത് രണ്ട് ആഴ്ച വായൂ കടക്കാതെ ഭരണിയില്‍ അടച്ചുകെട്ടി വയ്ക്കാം. ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 126 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,442 ആയി. കേരളത്തില്‍ ചിറമംഗലം പാലേരിപറമ്പ് മിസ്ബാഹുല്‍ ഉലൂം മദ്റസക്കും, മറ്റു സംസ്ഥാനങ്ങളായ കര്‍ണാടക 17, വെസ്റ്റ് ബംഗാള്‍ 24, ആസാം 21, ആന്ധ്രാപ്രദേശ് 40, ബീഹാര്‍ 18, ജാര്‍ഖണ്ട് 5 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്. 2021 നവംബര്‍ ഒന്ന് മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ-റെയ്ഞ്ച്-മദ്റസ തലങ്ങളില്‍ നടന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് സമാഹരണം 2021 ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. SKSSF TREND സംസ്ഥാന കമ്മറ്റി ട്രന്റ് റിസോഴ്‌സ് ബാങ്കിന് കീഴിൽ നടത്തുന്ന ട്രെന്റ് ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ നിറത്തിന്റെ പേരിൽ മാപ്പു പറയാനാവില്ല❞ Goal Malayalam Sports ❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ നിറത്തിന്റെ പേരിൽ മാപ്പു പറയാനാവില്ല❞ ❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ നിറത്തിന്റെ പേരിൽ മാപ്പു പറയാനാവില്ല❞ മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വളരെ നല്ല രീതിയിൽ നടന്ന യൂറോകപ്പിന്റെ ശോഭ കെടുത്തുന്ന സംഭവങ്ങളാണ് ഫൈനൽ ദിനത്തിൽ വെബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ലോകത്തിനു മുന്നിൽ ഇംഗ്ലണ്ടിനെ നാണം കെടുത്തുന്ന പ്രവർത്തിയാണ് ആരാധകരുടെ ഭാഗത്തു നിന്നതും ഉണ്ടായത്.ഇംഗ്ലണ്ട് ടീമിലെ കറുത്ത വർഗക്കാരയ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപവും തെരുവിലെ തമ്മിലടിയും ഇറ്റലി ദേശീയ ഗാനം ആലപിക്കുമ്പോൾ കൂവിയതിനുമെല്ലാം പിന്നാലെ ഇംഗ്ലണ്ട് താരം റാഷ്ഫോർഡിന്റെ ചുമർചിത്രം നശിപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ആരാധകർ ഇംഗ്ലണ്ടിന്റെ തോൽ‌വിയിൽ പ്രതികരിച്ചത്. ഫുട്ബോളിന്റെ ആരാധകര്‍ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരുക്കുകയാണ് ഇംഗ്ലണ്ട് ആരാധകര്‍.യൂറോ കപ്പ് പരാജയത്തിനു ശേഷം നേരിട്ട വംശീയാധിക്ഷേപങ്ങളിൽ മാർക്കസ് റാഷ്ഫോർഡിന്റെ പ്രതികരണം എത്തി. താൻ പെനൾട്ടി നഷ്ടപ്പെടുത്തിയതിന് തന്നെ വിമർശിക്കാം എന്നും അത്ര നാല്ല പെനാൾട്ടി ആയിരുന്നില്ല അതെന്നും റാഷ്ഫോർഡ് പറഞ്ഞു. എന്നാൽ തന്റെ നിറത്തിന്റെ പേരിലും താൻ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമർശിക്കാ ആർക്കും അവകാശം ഇല്ല എന്ന് താരം പറഞ്ഞു. ❝ യൂറോ കപ്പിലെ മികച്ച ടീം പ്രഖ്യാപിച്ചു; റൊണാൾഡോ പുറത്ത്,… കെല്ലിനി- ബൊനൂച്ചി ❝ ഇറ്റാലിയൻ പ്രതിരോധ നിരയിലെ… ‘കളിച്ചു വളര്‍ന്ന കാലം മുതല്‍ എന്റെ തൊലിയുടെ നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും തന്റെ പ്രകടനത്തിനും താന്‍ മാപ്പു പറയാം. എന്നാല്‍ താന്‍ എന്താണ് എന്നതിനും തന്റെ നിറത്തിനും മാപ്പു പറയാന്‍ ആവില്ല. ഞാന്‍ 23കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ്. ഒന്നുമില്ലെങ്കിലും ആ ഐഡന്റിറ്റി എന്റെ ഒപ്പം ഉണ്ടാകും.’- റാഷ്‌ഫോര്‍ഡ് പറഞ്ഞു.മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോർ‍ഡിന്റെ ചുമർചിത്രമാണ് ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടം വികൃതമാക്കിയയത്. ചുമർ ചിത്രത്തിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചും ചിത്രത്തിന് മുകളിൽ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോർ‍ഡിന്റെ ചിത്രം വൃകൃതമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ് എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. വംശീയാധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇംഗ്ലീഷ് എഫ് എ വ്യക്തമാക്കി. സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്ര മണം അഴിച്ചു വിട്ടു. ❝ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പി.എസ്.ജിയിലേക്ക് ❞ ❝ ആരാധകരെ ആവേശത്തിലാക്കാൻ കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്ന സൂപ്പർ കപ്പ് ❞ ഇന്നലെ സ്വന്തം ഹോംഗ്രൗണ്ടിൽ വെസ്റ്റ്ഹാമിനോട് ഏറ്റു വാങ്ങിയ തോൽവിയോടെ കോച് ആയ 18 ടൂർണമെന്റിലും കപ്പ് കാണാൻ കഴിയാതെ ഒലെ ഗുണ്ണാർ സോൾഷെയർ എന്ന മാഞ്ചസ്റ്ററിന്റെ പരിശീലകൻ തല താഴ്ത്തുകയാണ്. കളിച്ചിരുന്ന കാലമത്രയും മാഞ്ചസ്റ്ററിന്റെ നേട്ടങ്ങൾക്ക് പിറകിൽ നിൽക്കാൻ ഒലെ ക്ക് സാധിച്ചിട്ടുണ്ടെങ്കിലും പരിശീലക വേഷത്തിൽ അദ്ദേഹം പരാജയമായി മാറുകയാണ്. മാഞ്ചസ്റ്ററിന്റെ മൈതാനത്തു പരിശീലകന്റെ വേഷത്തിലെത്തിയ ശേഷം യൂറോപ്പ ലീഗ് ഫൈനലിൽ എത്തിച്ചതാണ് ഒലെ യുടെ പ്രധാന നേട്ടം. എന്നാൽ ഇന്നലത്തെ തോൽവിയോടെ സ്വന്തം ഹോംഗ്രൗണ്ട് ആയ ഓൾഡ് ട്രാഫൊർഡിൽ 2007 ന് ശേഷം ആദ്യമായി മാഞ്ചസ്റ്റർ വെസ്റ്റ് ഹാമിനോട് തോൽവിയേറ്റു വാങ്ങി. വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ എങ്ങുമെത്താത്ത ഒരു കപ്പൽ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുമ്പോൾ എല്ലാ കണ്ണുകളും തുറിച്ചു നോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന വ്യക്തിയിലേക്കാണ്.ഇതിനോടകം തന്നെ തന്റെ വരവറിയിച്ചു കഴിഞ്ഞ അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ന് വേണ്ടി ഈ സീസണിൽ ഒരിക്കൽ കൂടി കപ്പ് ഉയർത്താൻ സാധിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ഈ ചോദ്യം അത്ര നിസാരമാക്കി തള്ളിക്കളയാൻ ആർക്കും ആവില്ല കാരണം താൻ കളിച്ച ടോപ്പ് 3 ലീഗുകളിലെല്ലാം കപ്പ് ഉയർത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. മറ്റാർക്കും സാധിക്കാൻ ആവാത്ത പല റെക്കോർഡുകളും 3 ലീഗുകളിൽ ആയി അദ്ദേഹം സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുടെ ഈ ഒരു തേരോട്ടത്തിന് തടസം നിൽക്കാൻ മാഞ്ചസ്റ്റർ ഒരു കാരണമായാൽ അത് സ്വാഭാവികമായും ഒലെ എന്ന പരിശീലകന്റെ സ്ഥാനത്തിനെയും ബാധിക്കും. വിജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും വില്ലയുടെ… റാംഗ്നിക്കിന്റെ മാഞ്ചസ്റ്ററിൽ റൊണാൾഡോക്ക്‌ ഇടമുണ്ടോ … തന്റെ തിരിച്ചു വരവിൽ പഴയ പ്രതാപകാലവും കപ്പും മാത്രം സ്വപ്നം കാണുന്ന ആരാധകർക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് കൊടുക്കാൻ തന്നെയാണ് റൊണാൾഡോ വന്നത് എന്നതും തീർച്ചയുള്ള കാര്യമാണ്.സർ അലക്‌സ് ഫെർഗൂസന്റെ കാലഘട്ടത്തിലേക്ക് എത്തി നോക്കുമ്പോൾ അദ്ദേഹവും മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ കപ്പുയർത്താൻ സമയം എടുത്തിരുന്നു. എന്നാൽ അതിനു ശേഷം ലോകം കണ്ടത് ആരെയും അമ്പരപ്പിക്കുന്ന യുണൈറ്റഡിന്റെ കുതിപ്പായിരുന്നു. താൻ ചോദിച്ച പ്രിയപ്പെട്ട നമ്പറിന് പകരം 7 ആം നമ്പർ റൊണാൾഡോയ്ക്ക് അണിയാൻ കൊടുത്ത ഫെർഗൂസൻ പിന്നീട് ഒരു വന്യമൃഗത്തെ പോലെ ഗ്രൗണ്ടിൽ വേട്ടയാടാൻ ക്രിസ്റ്റ്യാനോ യെ അഴിച്ചു വിടുന്ന കാഴ്ചയാണ് ലോകം കണ്ടത്. എന്നാൽ അക്കാലത്തു ടെവസ്,റൂണി,നാനി പോലെയുള്ള അക്രമകാരികൾ ആയ മുന്നേറ്റ നിരക്കാർ റൊണാൾഡോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇന്ന് കൂടെയുള്ളത് മുഴുവൻ ചോരത്തിളപ്പുള്ള യുവത്വങ്ങളാണ്. അതിൽ പോഗ്ബയും ഫെർണാണ്ടസുമെല്ലാം തങ്ങളുടേതായ മുദ്ര മാഞ്ചസ്റ്ററിൽ പതിപ്പിച്ചെങ്കിലും ഏറെ തുക കൊടുത്തു ടീമിലെത്തിച്ച സാഞ്ചോ യുടെ പെർഫോമൻസ് യുണൈറ്റഡിനെ നിരാശപ്പെടുത്തുന്നു. എന്നിരുന്നാലും നമുക്ക് കാത്തിരിക്കാം പുതിയ യുണൈറ്റഡ് ഒരിക്കൽ കൂടി ആ പഴയ യുണൈറ്റഡ് ആയി മാറുന്നത് കാണാൻ, കൂടാതെ പണ്ടത്തെ ചുവന്ന ചെകുത്താന്റെ പുതിയ തേരോട്ടത്തിനായും. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, അസി. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരുടെ വേതനം പുതുക്കി നിശ്ചയിച്ചു. സാക്ഷരതാമിഷന്‍റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സ് പ്ലസ്ടുവിനു തുല്യമാക്കി സര്‍ക്കാർ ഉത്തരവിറക്കി കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം , ശേഖരണം മാസം തിരഞ്ഞെടുക്കുക നവംബർ 2021 ഒക്ടോബർ 2021 സെപ്റ്റംബർ 2021 മാർച്ച്‌ 2021 സെപ്റ്റംബർ 2020 മാർച്ച്‌ 2020 ഫെബ്രുവരി 2020 ഡിസംബർ 2019 നവംബർ 2019 ഒക്ടോബർ 2019 സെപ്റ്റംബർ 2019 ഓഗസ്റ്റ്‌ 2019 ജൂലൈ 2019 ജൂൺ 2019 മെയ്‌ 2019 മാർച്ച്‌ 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബർ 2018 നവംബർ 2018 ഒക്ടോബർ 2018 സെപ്റ്റംബർ 2018 ഓഗസ്റ്റ്‌ 2018 ജൂലൈ 2018 ജൂൺ 2018 മെയ്‌ 2018 ഏപ്രിൽ 2018 ജനുവരി 2018 സസ്യഭോജികള്‍ക്ക് കൊറോണ വരില്ലെന്ന വ്യാജ വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നു സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആര്‍ക്കും കൊറോണവൈറസ് ബാധിച്ചിട്ടില്ലെന്ന വാദം ലോകാരോഗ്യ സംഘടനയുടെ പേരില്‍ വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ പ്രചരിക്കുന്നു. കൊറോണ വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും ഈ വ്യാജ സന്ദേശത്തില്‍ പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍ 'മനുഷ്യന്‍ എത്രനാള്‍ മാംസം കഴിക്കുന്നോ അത്രയുനാള്‍ അണുബാധയുടെ ചില ഭീഷണി ഉണ്ടാവും'എന്നൊരു പ്രസ്താവനയും ഈ ചിത്രത്തിലുണ്ട്. സസ്യാഹാരികള്‍ക്കാര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയാ സൈറ്റുകളിലും ലഭിച്ചിട്ടുള്ളത്. ഹിന്ദിയിലും ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്. സസ്യാഹാരികളെ ആരേയും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന തരത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഒരു പ്രസ്താവന നടത്തിയതായി ഇതുവരെ ഒരു മാധ്യമവും വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് ആള്‍ട് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ലോകാരോഗ്യ സംഘടന ഓഫീസിലെ ഉദ്യേഗസ്ഥനോട് നേരിട്ട് അന്വേഷിച്ചപ്പോള്‍ എതെങ്കിലും ഒരു പ്രത്യേക ഭക്ഷണ രീതിയെ പ്രോത്സാഹിപ്പിച്ചോ അപലപിച്ചോ അങ്ങനെ ഒരു പ്രസ്താവനയും സംഘടന നടത്തിയിട്ടില്ലെന്ന സ്ഥിരീകരണം ലഭിച്ചു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി സുപ്രിയ ബെസ്ബുറാഹ് സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ വാദത്തെ അപലപിച്ചു. ഇത് കൂടാതെ കൊറോണ വൈറസ് പകര്‍ച്ചാ വ്യാധിയുടെ സമയത്ത് പ്രായപൂര്‍ത്തിയായവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണത്തില്‍ മാംസവും ലോകാരോഗ്യ സംഘടയുടെ വെബ്‌സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. അതേസമയം സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ചൈനയിലെ പ്രതിനിധി ഗൗഡെന്‍ ഗലീയുടെ പ്രസ്താവന അദ്ദേഹത്തിന്റേത് തന്നെയാണ്. എന്നാല്‍ സാഹചര്യം വേറെയാണ്. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനയില്‍ മാംസവിപണിയില്‍കൊറോണ വൈറസ് വ്യാപനം ശക്തമായ ഡിസംബര്‍ മാസത്തിലും പട്ടികള്‍, പക്ഷികള്‍, പാമ്പുകള്‍ പോലുള്ളവയെ ജീവനോടെയും അല്ലാതെയും തൊലിയോടുകൂടിയും ആഹാരമാക്കി വില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് ആശങ്കകള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ആ പ്രസ്താവന നടത്തിയത്. അത് മാംസാഹാരം കഴിക്കുന്നതിനെതിരെ ആയിരുന്നില്ല. മൃഗങ്ങളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേക്ക് രോഗം പടരാനിടയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ്. അതായത് പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചിട്ടില്ല. ആ വാദം ശരിയുമല്ല. കൊറോണ വൈറസ് വ്യാപനം തുടങ്ങിയത് മുതല്‍ സസ്യാഹാരികള്‍ക്ക് രോഗം വരില്ലെന്ന വാദം പ്രചരിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും പേരില്‍ ഇതേ വാദങ്ങള്‍ പ്രചരിച്ചിരുന്നു. മാരുതി വാര്‍ഷികത്തിന് ബലെനോ സമ്മാനം! വിശ്വസിച്ചവര്‍ ഇതുകൂടി ശ്രദ്ധിക്കുക Fact Check കൊറോണ വൈറസിനോടുള്ള ശരീരത്തിന്‍റെ ആദ്യ പ്രതികരണത്തില്‍നിന്ന് രോഗതീവ്രത പ്രവചിക്കാനാകുമെന്ന് പഠനം ഇന്ത്യയിലെ കോവിഡ് വിസ്‌ഫോടനത്തിന് കാരണം വൈറസ് മാത്രമല്ല- WHO ശാസ്ത്രജ്ഞ വിലയിരുത്തുന്നു കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം; നിലപാട് മാറ്റില്ല മുഖ്യമന്ത്രി യു.പിയിൽ തുറസായ സ്ഥലത്ത് ഉറങ്ങുന്ന ഉദ്യോഗാർത്ഥികൾ; ചിത്രത്തിന്റെ വാസ്തവം എന്ത് Fact Check അഖിലേഷും മുലായവും വേദിയിൽവച്ച് തർക്കിച്ചോ Fact Check ഇന്ത്യ ഏറ്റവും വിലക്കുറവിൽ ഡാറ്റ ലഭ്യമാക്കുന്ന രാജ്യമോ Fact Check സ്ത്രീകൾക്ക് 25 ലക്ഷം രൂപ പലിശരഹിത വായ്പ എസ്.ബി.ഐ. നൽകുന്നുവോ Fact Check മീനുകൾ നീന്തിത്തുടിക്കുന്ന കുട്ടനാട്ടിലെ വീട് യഥാർത്ഥമോ Fact Check COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്ന് ഡോക്ടർമാർ കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന് നൽകിയത് എച്ച്ഐവി ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്ന മരുന്ന്. ഇത് നൽകി മൂന്നാമത്തെ ദിവസം തന്നെ ഫലം നെഗറ്റീവ് ആകുകയും ചെയ്തു. കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ബ്രിട്ടീഷ് പൗരനെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ഉൾപ്പെടെ പിടിപെട്ട ഇയാളുടെ ആരോഗ്യനില ആദ്യ ഘട്ടത്തിൽ മോശമാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പരിശോധന ഫലം നെഗറ്റീവായിരിക്കുകയാണ്. ഇയാൾക്ക് ആൻ്റി വൈറൽ മരുന്ന് നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. രോഗി കൂടി സമ്മതമറിയിച്ചതോടെയാണ് ജില്ലാ കളക്ടർ എസ് സുഹാസിൻ്റെ നേതൃത്വത്തിൽ മരുന്ന് ലഭ്യമാക്കിയത്. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന Ritonavir, lopinavir എന്നീ മരുന്നുകളാണ് ഇദ്ദേഹത്തിന് കഴിഞ്ഞ ഏഴ് ദിവസവും നൽകിയത്. മൂന്നാമത്തെ ദിവസം തന്നെ റിസൾട്ട് നെഗറ്റീവായി. മാർച്ച് 23 ന് ലഭിച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. സാധാരണയായി രണ്ട് ഫലങ്ങൾ തുടർച്ചയായി അനുകൂലമായാലാണ് നെഗറ്റീവ് റിസൾട്ട് എന്ന് രേഖപ്പെടുത്തുക. ഇന്ത്യയിൽ ജയ്പൂരിലെ എസ് എം എസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് Ritonavir, lopinavir എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിലും ഇവ പരീക്ഷിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് Disable Friendly Study Material കാഴ്ചപരിമിതിയുള്ളവർക്കായി ഭിന്നശേഷി സൗഹൃദ പഠനസാമഗ്രികൾ തയ്യാറാക്കി കാഴ്ചയില്ലാത്ത അധ്യാപിക Women ജോലിസ്ഥലത്ത് സമയപരിധിക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പുരുഷന്മാരെക്കാൾ മിടുക്കർ സ്ത്രീകളെന്ന് പഠനം International Day of Persons with Disabilities ഇന്ന് ലോക ഭിന്നശേഷി ദിനം; ഭിന്നശേഷിക്കാരെ മാറ്റി നിർത്താതെ ചേർത്ത് പിടിക്കാം Google ഒമൈക്രോണ്‍ ആശങ്ക; ജീവനക്കാരുടെ ഓഫീസിലേക്കുള്ള മടങ്ങി വരവിന്റെ സമയപരിധി നീട്ടി ഗൂഗിള്‍ Navy Day 2021 ഇന്ത്യന്‍ നാവികസേന ദിനം; പാകിസ്ഥാനെ വിറപ്പിച്ച 'ഓപ്പറേഷന്‍ ട്രൈഡന്റ്' സൈനികാക്രമണത്തെ അനുസ്മരിക്കാം Miss Kerala മിസ് കേരള പട്ടം കണ്ണൂർ സ്വദേശി ഗോപികയ്ക്ക്; ലിവ്യ, ഗഗന എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ Body സ്വന്തം ശരീരത്തിലെ നിയന്ത്രിക്കാൻ സാധിക്കാത്ത അഞ്ച് കാര്യങ്ങൾ Abolition of Slavery അന്താരാഷ്ട്ര അടിമത്ത നിർമ്മാർജ്ജന ദിനം: മനുഷ്യക്കടത്തും ബാലവേലയും നിര്‍ബന്ധിത വേശ്യാവൃത്തിയും ഇല്ലാതാക്കാം National Pollution Control Day ദേശീയ മലിനീകരണ നിയന്ത്രണ ദിനം; പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ Bride Wears Sherwani വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു IND vs NZ മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ Disable Friendly Study Material കാഴ്ചപരിമിതിയുള്ളവർക്കായി ഭിന്നശേഷി സൗഹൃദ പഠനസാമഗ്രികൾ തയ്യാറാക്കി കാഴ്ചയില്ലാത്ത അധ്യാപിക International Day of Disabled Persons| കോവളത്ത് കടലിനടിയിലെ കാഴ്ചകൾ ആസ്വദിച്ച് ഭിന്നശേഷിയുള്ള കുട്ടികൾ തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം അഞ്ചൽ: മലയാളികളുടെ ദേശീയോത്സവത്തിെൻറ അന്തഃസത്ത കാത്തുസൂക്ഷിച്ച് ഓണത്തപ്പനായ മാവേലിമന്നനെ വരവേൽക്കാൻ പൂക്കളവും ഊഞ്ഞാലുമൊരുക്കി കാത്തിരിക്കുകയാണ് ഇവിടെ ഏതാനും തമിഴ് മലയാളി കുടുംബങ്ങൾ. അഞ്ചൽ ടൗണിെൻറ പ്രാന്തത്തിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് ഒാഫിസിന് സമീപം അമ്പതോളം തമിഴ് കുടുംബങ്ങൾ വർഷങ്ങളായി സ്ഥിരതാമസമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് പലവിധ വ്യാപാരങ്ങൾക്കായി തമിഴ്നാട്ടിൽ നിന്നെത്തിയവരാണ് ഇവർ. ക്രമേണ ഇവിടെ സ്വന്തമായി വസ്തുവാങ്ങി വീടുെവച്ച് സ്ഥിരതാമസമാക്കി. ഇന്നത്തെ തലമുറ ഇവിടെ ജനിച്ച് ഇവിടത്തെ വിദ്യാലയങ്ങളിൽ പഠിച്ച്, മലയാളം ഉൾപ്പെടെ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ്. ആചാരത്തിലും ആഹാരത്തിലും വാക്കിലും നോക്കിലും എല്ലാം തനിമലയാളികൾ തന്നെയായ ഇവർക്ക് ഒാണവും സ്വന്തം ആഘോഷമാകാതിരിക്കുന്നതെങ്ങനെ. അത്തംനാൾ മുതൽ തിരുവോണം വരെ ഇവരുടെ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുക്കും, ഊഞ്ഞാലിടും. പുതുവസ്ത്രങ്ങളണിയലും ഓണസദ്യെയാരുക്കലുമെല്ലാം മലയാളത്തനിമയിൽത്തന്നെ. സദ്യയുടെ വിഭവങ്ങളും തനിനാടൻ തന്നെ. തൂശനിലയിൽ പച്ചടി, കിച്ചടി, അവിയൽ, തോരൻ, ഇഞ്ചി, നാരങ്ങ, ഉപ്പുമാങ്ങ, ഉപ്പേരി, ശർക്കരവരട്ടി, പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി, പച്ചമോര്, പഴം, പ്രഥമൻ എന്നിവയടങ്ങിയ സദ്യ ഇവർക്കും നിർബന്ധമാണ്. തിരുവോണത്തിന് ശേഷം ഇവരിൽ മിക്കവരും ബന്ധുക്കളെ സന്ദർശിക്കാനായി തമിഴ്നാട്ടിലേക്ക് പോകുന്നതും പതിവാണ്. കോവിഡ് പശ്ചാത്തലമുള്ളതിനാൽ ഇക്കൊല്ലത്തെ ഓണാഘോഷത്തിെൻറ പകിട്ട് അൽപം കുറവാണെങ്കിലും ആചാരാനുഷ്ഠാനങ്ങളിൽ കുടുംബങ്ങൾ തെല്ലും കുറവ് വരുത്തിയിട്ടില്ല. പൂക്കളുടെ ലഭ്യത കുറവാണെങ്കിലും മനോഹരമായിത്തന്നെ ഇവരുടെ മുറ്റങ്ങളിൽ പൂക്കളം ഒരുങ്ങുന്നുണ്ട്. എല്ലാ മലയാളികളോടുമൊപ്പം ഇവരും നമ്മുടെ ഓണമാഘോഷിക്കുകയാണ് സമത്വസുന്ദരമായ നല്ല നാളേക്കായി കോഴിക്കോട്: പ്ലസ് വൺ, ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാക്കണമെന്ന് കെ.പി.സി.സി ദേശീയ കായികവേദി ജില്ല കമ്മിറ്റി. സ്പോർട്സ് ക്വോട്ടയിൽ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ അതത് കോളജുകളിൽ വിതരണം ആരംഭിച്ചിട്ടുണ്ട്. പല ഭാഗങ്ങളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിരിക്കെ വിദ്യാർഥികൾക്ക് കോളജുകളിൽ നേരിട്ടെത്തി അപേക്ഷാ ഫോറം സ്വീകരിക്കാൻ സാധിക്കുന്നില്ലെന്ന് പ്രസിഡൻറ് റിയാസ് അടിവാരം ചൂണ്ടിക്കാട്ടി. കോഴിക്കോട്‌: മാറാട്‌ പ്രത്യേക അഡീഷനൽ സെഷൻസ്‌ ജഡ്‌ജി കെ.എസ്‌. അംബികക്ക് ഭീഷണിക്കത്ത്. കൂട്ടക്കൊലക്കേസിൽ രണ്ടു പ്രതികൾക്ക്‌ ചൊവ്വാഴ്ച കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചിരുന്നു. തപാൽ മാർഗമെത്തിയ കത്തിലാണ്‌ ഭീഷണി. ശിക്ഷ വിധിക്കപ്പെട്ട കോയമോനെയും നിസാമുദ്ദീനെയും വെറുതെ വിട്ടില്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും പകരം വീട്ടുമെന്നുമാണ് കത്തിലുള്ളത്. ജഡ്‌ജി സിറ്റി പൊലീസ്‌ മേധാവിക്ക്‌ നൽകിയ പരാതി അന്വേഷണത്തിനായി നടക്കാവ്‌ പൊലീസിന്‌ കൈമാറി. ഇതി‍െൻറ അടിസ്ഥാനത്തിൽ ജഡ്‌ജിയുടെ സുരക്ഷ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. മലയാളത്തിൽ സിനിമേതര ആൽബങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഒരു പട്ടിക താഴെ കാണാം. പേരിന്‍റെ ആദ്യാക്ഷരം വച്ച് പട്ടികകളായിയാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഓരോ പട്ടികകളായി ഇവയെ കാണാം. ലേബലുകളുടെ നേരെ കാണുന്ന നമ്പരുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവരവരുടെ ആൽബങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കാണാനാവും. വാർത്ത അൾട്രാ ശാന്തമായ ഡീസൽ ജനറേറ്റർ സെറ്റിന്റെ യൂട്ടിലിറ്റി മോഡൽ പേറ്റന്റ് സർട്ടിഫിക്കറ്റ് ഞങ്ങളുടെ കമ്പനിക്ക് ലഭിച്ചു 5 കിലോവാട്ട് വെൽഡിംഗ് ജനറേറ്റർ സെറ്റ് കൂളിംഗ്, ചൂടാക്കൽ, പവർ സിസ്റ്റം എന്നിവ സംയോജിപ്പിക്കുക അൾട്രാ ശാന്തമായ ഡീസൽ ജനറേറ്റർ സെറ്റിന്റെ യൂട്ടിലിറ്റി മോഡൽ പേറ്റന്റ് സർട്ടിഫിക്കറ്റ് ഞങ്ങളുടെ കമ്പനിക്ക് ലഭിച്ചു അൾട്രാ ശാന്തമായ ഡീസൽ ജനറേറ്റർ സെറ്റിന്റെ യൂട്ടിലിറ്റി മോഡൽ പേറ്റന്റ് സർട്ടിഫിക്കറ്റ് ഞങ്ങളുടെ കമ്പനിക്ക് ലഭിച്ചു ഞങ്ങളുടെ കമ്പനി June ദ്യോഗികമായി 2015 ജൂൺ 17 ന് സജ്ജമാക്കിയ അൾട്രാ-ശാന്തമായ ഡീസൽ ജനറേറ്ററിന്റെ യൂട്ടിലിറ്റി മോഡൽ പേറ്റന്റ് സർട്ടിഫിക്കറ്റ് നേടി. ഈ അൾട്രാ-ശാന്തമായ ഡീസൽ ജെൻസെറ്റിന് കോം‌പാക്റ്റ് ആന്തരിക ഘടനയും ഉപയോക്തൃ-സ friendly ഹൃദ രൂപകൽപ്പനയും ഉണ്ട്, ഇത് ഉപയോക്താക്കൾക്ക് ധരിക്കുന്ന ഭാഗങ്ങൾ നന്നാക്കാനും മാറ്റിസ്ഥാപിക്കാനും സൗകര്യപ്രദമാണ് എന്തിനധികം, അവയെല്ലാം സ്ഥിരതയുള്ള ഗുണനിലവാരം, മികച്ച പ്രകടനം, ആദ്യ നിരക്ക്, ആകർഷകമായതും ന്യായമായതുമായ വില എന്നിവയാണ്. നിലവിൽ, വളരെ ശാന്തമായ ഡീസൽ ജെൻസറ്റുകൾ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദുബായ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ, മറ്റ് വിദേശ പ്രദേശങ്ങൾ എന്നിവയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ജനറേറ്ററിൽ നിന്നുള്ള ശബ്ദം കുറയ്ക്കുന്നതിനും ജോലിയുടെയും ജീവിതത്തിൻറെയും സ്വാധീനം കുറയ്ക്കുന്നതിന്, ഞങ്ങൾ അൾട്രാ സൈലന്റ് ജനറേറ്റർ സെറ്റ് മേലാപ്പ് രൂപകൽപ്പന ചെയ്തു, അതായത് ശബ്ദ-ആഗിരണം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിച്ച് ജനറേറ്റിംഗ് സെറ്റിന്റെ പുറത്ത് ഒരു മെറ്റൽ കാബിനറ്റ് സ്ഥാപിക്കുക, അങ്ങനെ പരിരക്ഷിക്കുന്നു സജ്ജീകരിച്ച ജനറേറ്ററിന് ചുറ്റുമുള്ള പ്രദേശം, ബോക്സിന്റെ ഇരുവശത്തും വിക്കറ്റ് ഗേറ്റ്, സ maintenance കര്യപ്രദമായ പരിപാലനം, ജനറേറ്റിംഗ് സെറ്റിന്റെ നിയന്ത്രണം സൂപ്പർ സൈലന്റ് മേലാപ്പിന്റെ പ്രയോജനം ഇനിപ്പറയുന്നവയാണ്: 1. അൾട്രാ-ശാന്തമായ ഡീസൽ ജനറേറ്റർ സെറ്റ് വലുപ്പത്തിൽ ചെറുതും ഘടനയിൽ ഒതുക്കമുള്ളതും മനോഹരവുമാണ്. 2. ശബ്‌ദം കുറയ്ക്കുന്നതിനുള്ള പ്രകടനം വളരെ പ്രാധാന്യമർഹിക്കുന്നു, ഉയർന്ന ഡെസിബെൽ ശബ്‌ദം മൂലമുണ്ടാകുന്ന ദോഷത്തെ ഫലപ്രദമായി കുറയ്‌ക്കാൻ കഴിയും. 3. നിരവധി എയർ ഇൻ‌ലെറ്റ്, എക്‌സ്‌ഹോസ്റ്റ് ചാനലുകൾ, കുറഞ്ഞ ശബ്ദവും യൂണിറ്റിന്റെ ശക്തമായ ശക്തിയും. 4. മൾട്ടി-ലെയർ ഷീൽഡ് ഇം‌പെഡൻസ് പൊരുത്തപ്പെടാത്ത ശബ്‌ദ ഇൻസുലേഷൻ കവർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 5. ഫലപ്രദമായ ശബ്‌ദം കുറയ്ക്കുന്നതിന് യൂണിറ്റിൽ കോമ്പൗണ്ട് ഇം‌പെഡൻസ് സൈലൻസർ സജ്ജീകരിച്ചിരിക്കുന്നു. 6. ഇന്ധന കരുതൽ ഉറപ്പാക്കാൻ വലിയ ശേഷിയുള്ള ഇന്ധന ബർണർ സജ്ജീകരിച്ചിരിക്കുന്നു. 7. വേഗത്തിൽ തുറക്കുന്ന കവർ പ്ലേറ്റ് ഉപയോഗിച്ചാണ് യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് പിന്നീട് പരിപാലിക്കാൻ സൗകര്യപ്രദമാണ്. 8. ബോക്സ് വലുപ്പത്തിന്റെ പ്രയോജനങ്ങൾ: പരിഷ്കരിച്ച മൊഡ്യൂൾ ഡിസൈൻ, 50 കിലോവാട്ടിന് താഴെയുള്ള യൂണിറ്റുകളുടെ സൂപ്പർപോസിഷൻ ലോഡിംഗ്, കണ്ടെയ്നറുകളിൽ മെച്ചപ്പെട്ട ഇടം, കുറച്ച് സ്ഥലം എടുക്കുന്നു, കുറഞ്ഞ സ്ഥലവും കാരിയർ ചെലവും ഉണ്ട്. 9. ഉയർത്തുന്ന ഗുണങ്ങൾ: ഓരോ ഉപകരണങ്ങളും ചുവടെയും മുകളിലും കൊണ്ടുപോകാൻ കഴിയും, ഇത് ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദവും ചുമക്കുന്ന ചെലവ് ഫലപ്രദമായി കുറയ്ക്കുകയും ചെയ്യുന്നു. 10. ഉയർന്ന താപനില വർക്കിംഗ് മോഡിന്റെ പ്രയോജനങ്ങൾ: നല്ല വെന്റിലേഷൻ സിസ്റ്റം രൂപകൽപ്പനയും താപ വികിരണ സംരക്ഷണ സൗകര്യങ്ങളും യൂണിറ്റ് എല്ലായ്പ്പോഴും അനുയോജ്യമായ അന്തരീക്ഷ താപനിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഓരോ നിശബ്ദ ഉൽ‌പ്പന്നവും കർശനമായ കാറ്റ് പ്രതിരോധം, അനുരണനം, താപനില പരിശോധന എന്നിവയ്ക്ക് വിധേയമാക്കി ഉൽപ്പന്നം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രകടനം സുസ്ഥിരവും വിശ്വസനീയവുമാണെന്നും ഉറപ്പാക്കുന്നു. “വികസനത്തിന് ശാസ്ത്രം ഒരു പ്രധാന ആന്തരിക പ്രേരകശക്തിയാണ്,“ പുതിയതും ഉയർന്നതുമായ സാങ്കേതിക എന്റർപ്രൈസ് ”എന്ന പദം നിരന്തരമായ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും സാങ്കേതിക ഏജൻസിയുടെ പരിവർത്തനത്തിലൂടെയും രൂപംകൊണ്ട എന്റർപ്രൈസസിന്റെ പ്രധാന സ്വതന്ത്ര ബ ual ദ്ധിക സ്വത്തവകാശത്തെ സൂചിപ്പിക്കുന്നു ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടി Bahrain Vartha Home BAHRAIN പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടി റിയാദ്: മിഡിൽ ഈസ്റ്റ് ഹരിത പദ്ധതിക്ക് ബഹ്റൈന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി സൗദി അറേബ്യ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ നടത്തുന്ന സംരംഭങ്ങളെ പ്രിൻസ്‌ സൽമാൻ ബിൻ ഹമദ് സ്വാഗതം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം തടയാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാൻ ആഗോളതലത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ഇതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. സൗദി അറേബ്യ ഇതിനായി തയാറാക്കിയ സമഗ്ര പദ്ധതി മാതൃകാപരമാണ്. 2060ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനുള്ള കഴിഞ്ഞ ദിവസത്തെ ബഹ്റൈൻ പ്രഖ്യാപനവും ഇതോട് ചേർത്ത് വായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറക്കായി പരിസ്ഥിതി സുരക്ഷിതമായി വെക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. കാർബൺ ബഹിർഗമനം 2060 ഓടെ പൂജ്യത്തിലെത്തിക്കാനുള്ള സൗദി ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു. Next articleദേശീയ ആരോഗ്യ സമിതികളെ ആരോഗ്യ മന്ത്രി ആദരിച്ചു കായംകുളം പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം ഡിസംബർ 10 ന് മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം: റിഫ ഏരിയ രജിസ്ട്രേഷന് തുടക്കമായി “ജയ് ഭീം” കാഴ്ചയ്ക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ team_പവിഴദ്വീപ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബർ 26, 27 തിയതികളിൽ ബഹ്‌റൈൻ കെഎംസിസി ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം 24 ന് team_പവിഴദ്വീപ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബർ 26, 27 തിയതികളിൽ ബഹ്റൈൻ ഐ വൈ സി സിക്ക് പുതിയ ഭാരവാഹികൾ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു വമ്പിച്ച സൂപ്പർ ഫ്രൈഡേ ഓഫറുകളൊരുക്കി ലുലു ഹൈപ്പർമാർക്കറ്റ്സ് “ജയ് ഭീം” കാഴ്ചയ്ക്കപ്പുറം സംവേദനം ചെയ്ത് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു.ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞതാണ് സിറ്റിക്ക് നേട്ടമായത്. മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞു.ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞതാണ് സിറ്റിക്ക് നേട്ടമായത്. 27 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 65 പോയിന്റുണ്ട്. 52 പോയിന്റുള്ള യുനൈറ്റഡ് അഞ്ചാമതാണ്. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തില്‍ ലിവര്‍പൂളായിരുന്നു മുന്നിലെങ്കിലും ഒരു തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായത്. യുനൈറ്റഡാവട്ടെ മൂന്ന് തവണ ഗോള്‍ ലക്ഷ്യമാക്കി പന്തെത്തിച്ചു. മറ്റു മത്സരങ്ങളില്‍ ആഴ്‌സനല്‍ 2-0ത്തിന് സതാംപ്ടണേയും ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയേയും തോല്‍പ്പിച്ചു. Kerala Blasters അവസാന നിമിഷം സമനില; ബെംഗളൂരു എഫ്‌സിക്കെതിരെ രക്ഷപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് Kerala Blasters സഹല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാര്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അറുപതിലധികം ട്രെയിനുകൾ റദ്ദാക്കി. ഇന്നു മാത്രം 37 ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കി. പാസഞ്ചർ, മെമു, എക്സ്പ്രസ്, വീക്കിലി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. തിരക്കു കുറവായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നു റെയിൽവേ അറിയിച്ചു. കേരള, ജയന്തി, കുർള അടക്കമുള്ള പ്രധാന ട്രെയിനുകൾ സർവീസ് തുടരും. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ യാത്ര ഒഴിവാക്കണമെന്ന് റയിൽവേ അഭ്യർഥിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കാനായി തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ഐസലേഷൻ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. മുതിർന്ന പൗരൻമാർക്കുള്ളത് ഉൾപ്പെടെ 52 യാത്രാ ഇളവുകൾ […]Read More അൽപ്പം വയർ കാണുന്നതും കഴുത്തിറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ FridayMirror അൽപ്പം വയർ കാണുന്നതും കഴുത്തിറങ്ങിയ ബ്ലൗസ് ധരിക്കുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ ചുരുണ്ട മുടിയിൽ ആലുവാ പുഴയുടെ തീരത്ത് എന്ന് ആരംഭിക്കുന്ന പ്രേമത്തിലെ ഗാനത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരം ആണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിൽ തന്നെ വമ്പൻ വിജയ ചിത്രത്തിൽ നിവിൻ പോളിയുടെ നായിക വേഷം ലഭിച്ച താരം തുടർന്ന് ദുൽഖർ സൽമാന്റെ നായികയായും എത്തി. തുടർന്ന് തമിഴിൽ ധനുഷിന്റെ നായിക ആവാൻ ഉള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ തിളങ്ങാൻ ഒരുങ്ങി നിൽക്കുകയാണ് താരം. ഇപ്പോൾ താരത്തിന്റെ ഫോട്ടോയിൽ ആരാധകർ ഹോട്ട് എന്ന കമന്റ് ചെയ്തതിന് താരം നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്. ഇപ്പോൾ മലയാളത്തിൽ അധികം അവസരങ്ങൾ ലഭിക്കാത്ത താരം തെലുങ്കിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അനുപമയുടെ പുതിയ ചിത്രം ഹാലോ ഗുരു പ്രേമ കൊസമേ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിൽ അൽപ്പം ഗ്ലാമർ ലുക്കിൽ ആണ് അനുപമ പ്രത്യക്ഷപ്പെട്ടതും. എന്നാൽ ഇത്തരത്തിൽ അൽപ്പം കഴുത്തു ഇറങ്ങിയ ബ്ലൗസ് ധരിക്കുന്നതും സാരി അടുക്കുമ്പോൾ വയർ അൽപ്പം കാണുന്നതും ആണോ ഹോട്ട് എന്ന നിർവചനത്തിൽ വരുന്നതെന്ന് അനുപമ ചോദിക്കുന്നു. സിനിമ തന്റെ ജോലി ആണ് എന്നും അതിനു വേണ്ടി ആണ് ടീസറിൽ അത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് അത്രവലിയ ഹോട്ടായി തനിക്ക് തോന്നിയില്ല എന്നും അനുപമ പറയുന്നു. 2015 ൽ പുറത്തിറങ്ങിയ പ്രേമം ആണ് താരത്തിന്റെ ആദ്യ ചിത്രം. ഷാരൂഖ് ഖാന്റെ മകൾ സുഹാനയുടെ ഗ്ലാമർ ഫോട്ടോസ്; ഫോട്ടോയെടുത്തത് അമ്മ ഗൗരി ഖാൻ എം ടിയും ഒന്നിച്ചു ചെയ്യാൻ ആഗ്രഹിക്കുന്നത് രണ്ടാമൂഴമല്ല, മറ്റൊരു ചിത്രം; പ്രിയദർശൻ നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും നടി മാളവിക മോഹനന് ഷൂട്ടിങ്ങിനിടെ പരിക്ക്; പരിക്ക് എന്നോട് കാണിച്ചത് പോലെ ഒരു സൂപ്പർ സ്റ്റാറിനോട് പ്രായം കടന്നിട്ടും സിനിമയിൽ പിടിച്ചു നിൽക്കാൻ ഇനിയും മകളെ കാണാൻ വേണ്ടി അമൃതയെ വിളിക്കുന്ന ബാലയുടെ വോയിസ് ഇത് ചാണകകേക്കല്ലേ; അച്ഛന്റെ ബിജെപി നിലപാട്; പൊങ്കാല “ഹരിയേട്ടാ ഈ ഓയിന്മെന്റ്‌ ഒന്ന് പുരട്ടി തരുവോ? എനിക്ക് കാണാത്തിടത്താ പ്ലീസ് ” രാത്രി അത്താഴമൊക്കെ കഴിഞ്ഞു ഹരിപ്രസാദ് മകൻ ഹൃതുവിനൊപ്പം ഉറങ്ങാൻ കിടക്കുകയായിരുന്നു. അപ്പോഴാണ് പ്രിയ എന്ന തന്റെ പ്രിയതമ തന്റെ കിച്ചണിലെ ജോലിയൊക്കെ തീർത്തു, താൻ വൈകിട്ട് മെഡിക്കൽ സ്റ്റോർ അടച്ചു വരുമ്പോൾ കൊണ്ടുവന്ന ഓയിന്മെന്റുമായി ബെഡ് റൂമിലേക്ക് കടന്നു വന്നു ചോദിച്ചത്. ഹരിപ്രസാദ് അല്പം നാണത്തോടെ ചോദിച്ചു. ഹരിയേട്ടന്റെ നാണം കണ്ടപ്പോൾ പ്രിയ ഓയിന്മെന്റ്‌ ശ്രദ്ധിച്ചത്. “അയ്യോ ഇത് മാറി ഹരിയേട്ടാ ഇത് അല്ല വേണ്ടത് ഇത് ചൊറിച്ചിലിനു ഉള്ളതാണല്ലോ എനിക്ക് വേണ്ടത് മുറിവിനു പുരട്ടാനുള്ളതാ ” അവൾ കരച്ചിലും ചിരിയും സങ്കടവും കലർന്ന സ്വരത്തിൽ പറഞ്ഞു. “അതിനു നീ മുറിവിനാണെന്നു പറഞ്ഞില്ലല്ലോ ഞാൻ കരുതി വല്ല ചൊറിച്ചിലും പിടിപെട്ടെന്നു കല്യാണം കഴിഞ്ഞു വരുമ്പോൾ ദേഹം മുഴുവനും ചൊറിച്ചിലും പുണ്ണുമായിയുന്നില്ലേ ” “പോ ഹരിയേട്ടാ കളിയാക്കാതെ നിങ്ങൾ വാങ്ങിച്ചു തന്ന കല്യാണ പുടവ ചുറ്റിയതിന്റെ അലര്ജി ആയിരുന്നു അന്ന് എന്റെ വയറിനുണ്ടായതു എന്റമ്മോ അതിനു ശേഷം അത് അലമാരിയിൽ നിന്നു ഇതുവരെ പുറത്തെടുത്തിട്ടില്ല… ഒരാഴ്ച്ച ഓയിന്മെന്റ്‌ പുരട്ടേണ്ടി വന്നു ആ ചൊറിച്ചിൽ മാറാൻ ” “അതൊക്ക പോട്ടെ എവിടെയാ മുറിവ് ” ഹരി ചോദിച്ചു. പ്രിയ ഹൃതു ശരിക്കും ഉറങ്ങിയോ എന്ന് പാളി നോക്കി. ഹരി പറഞ്ഞു. പ്രിയ വസ്ത്രം മാറ്റി പുറം കാണിച്ചു കൊടുത്തു. “ഈശ്വര… എടി ഇത് നല്ലത് പോലെ മുറിഞ്ഞിട്ടുണ്ടല്ലോ… എന്നാ പറ്റിയതാ ” ഹരി പ്രിയയുടെ പുറത്തെ മുറിവ് കണ്ടു ആഴ്ചര്യവാനായി ചോദിച്ചു. “ഹരിയേട്ടാ അത് ഹൃദു സ്കൂളിൽ നിന്നു വന്ന നേരം ഞാൻ മാർക്കറ്റ്‌ വരെ പോകാൻ വസ്ത്രം മാറ്റുകയായിരുന്നു. കഴിഞ്ഞാഴ്ച വാങ്ങിയ പുത്തൻ ചുരിദാർ ഒന്ന് ഇട്ടുകളയാമെന്നു വിചാരിച്ചു. അതിന്റെ സിബ് പുറകിലായിരുന്നു. സിബ് ഇടനായി ഹൃദുവിനെ വിളിച്ചു.മുറ്റത്ത്‌ കളിക്കുകകയായിരുന്ന അവൻ ബെഡിൽ കയറി നിന്നു ചുരിദാറിന്റെ സിബ് പിടിച്ചു ‘ഹൈലേസാ’ എന്നുംപറഞ്ഞു ഒരെറ്റ വലിയായിരുന്നു മുകളിലേക്ക് സിബിനിടയിൽ കിടന്നു ഇറച്ചിയും തോലും കരിഞ്ഞു ഞാൻ വേദന കൊണ്ട് നിലവിളിച്ചു പോയി… ഞാൻ വേഗം ചുരിദാർ മാറ്റി ചോര പൊടിച്ചു വന്നു മുറിവിൽ കൂടി. അത് കണ്ടു ഹൃദു കരയാൻ തുടങ്ങി. അത് കണ്ടു എനിക്ക് വല്ലാണ്ടായി. ഞാൻ കൂടുതൽ കോ_പമൊന്നു പ്രകടിപ്പിക്കാൻ പോയില്ല. മോൻ പേടിച്ചു വല്ലാണ്ടായിരിക്കുന്നു എന്ന് മനസിലായി.ഞാൻ ഫോൺ എടുക്കാൻ പോയപ്പോൾ ‘പപ്പയോടു പറയല്ലേ മമ്മി ‘എന്ന് പറഞ്ഞു കരഞ്ഞു എന്റെ രണ്ടു കാലിലും കെട്ടിപിടിച്ചു തല എന്റെ കാലിനിടയിൽ ചേർത്ത നിന്നു കരയുകയായിരുന്നു പാവം. ചുരിദാറിൽ ചോ-രയായതും മറ്റും അവനെ നന്നായി ഭീതിയിലാഴ്ത്തി. ‘ഇല്ല മോനെ പപ്പയോടു പറയില്ല കേട്ടോ..ഇത് ഒരു ആക്സിഡന്റ് അല്ലെ. മനഃപൂർവം അല്ലല്ലോ. മാത്രമല്ല ഇത് ഒരു ചെറിയ മുറിവല്ലേ ഓയിന്മെന്റ്‌ പുരട്ടിയാൽ കരിഞ്ഞു പോകും കേട്ടോ മോൻ പേടിക്കേണ്ട അമ്മയ്ക്ക് ഒന്നുമില്ലടാ പപ്പയെ നമ്മുടെ കടയിൽ നിന്നും ഓയിന്മെന്റ്‌ വാങ്ങാനാ വിളിക്കാൻ പോവുന്നത് കേട്ടോ.’ അത് കേട്ടു അവൻെറ കരച്ചിലും ഭയവും മാറി…. അതാണ്‌ ഞാൻ വൈകിട്ട് വിളിച്ചപ്പോൾ ഓയിന്മെന്റ്‌ എന്ന് മാത്രം പറഞ്ഞത്. മുറിവിന്റെ എന്ന് പറഞ്ഞാൽ നിങ്ങൾ കാര്യം തിരക്കിയാൽ എനിക്ക് അതിനു മറുപടി തരേണ്ടി വരുമ്പോൾ മോൻ കേട്ടു ഭയപ്പെടേണ്ട എന്ന് കരുതിയാണ് ഫോൺ വേഗം വെച്ചത്. അവൻ കാണാതെ വിളിച്ചു പിന്നീട് കാര്യം പറയാമെന്നു വിചാരിച്ചു അതിനു ശേഷം അവൻ എന്റടുത്തു നിന്നു മാറിയിട്ട് വേണ്ടേ പറയാൻ. ഇപ്പോൾ ആണ് എന്റെ മോൻ ഒന്ന് ഉറങ്ങിയത്. ആ മൂന്നാം ക്ലാസ് കാരന്റെ കുഞ്ഞു മനസ് വേദനിച്ചിട്ടുണ്ടാകും…. ” എല്ലാം കേട്ടപ്പോൾ ഹരിക്ക് മോനോട് വാത്സല്യം ഏറി. നിഷ്കളങ്കനായ അവന്റെ കവിളിൽ ഹരി ഒരു ചെറു ഉമ്മ കൊടുത്തു. അലമാരിയിൽ നിന്നും ഹരി മുറിവിന്റെ ഓയിന്മെന്റ്‌ എടുത്തു പ്രിയയുടെ മുറിവിൽ പുരട്ടുമ്പോൾ ചോദിച്ചു. “ഹൃദു കരഞ്ഞില്ലായിരുന്നെങ്കിൽ നീ അവനെ എന്തു ചെയ്യുമായിരുന്നു ” “എന്താ ഹരിയേട്ടാ അങ്ങനെ ചോദിച്ചത് അവൻ കുഞ്ഞല്ലേ അറിയാതെ പറ്റിയതല്ലേ ഞാൻ എന്തു ചെയ്യാനാ നമ്മുടെ ചങ്കല്ലേ അവൻ ” “മാത്രമല്ല ഹരിയേട്ടാ ഇത് പോലുള്ള സന്ദർഭത്തിൽ നമ്മൾ മുൻ പിൻ ചിന്തിക്കാതെ പെരുമാറിയാൽ ഭാവിയിൽ അവന്റെ സമീപനവും മറ്റുള്ളവരോട് അങ്ങനെ തന്നെ ആകും. മാതാപിതാക്കളെ കണ്ടാണ് മക്കൾ സ്വഭാവ സവിശേഷതകൾ പഠിക്കുക. ക്ഷമയ്ക്ക് ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ടെന്നു കുട്ടികൾ മനസിലാക്കേണ്ടത് ആണ്. ഇത്തരം സന്ദർഭത്തിൽ അനുഭവിച്ചാണ് അത് ബോധ്യപ്പെടേണ്ടത്. ” “നാളെ ആവട്ടെ പപ്പയും ഇത്തരം കാര്യങ്ങളിൽ ക്ഷമിക്കും എന്ന് അവൻ നേരിട്ട് ബോധ്യപ്പെടണം ” പിറ്റേന്ന് രാവിലെ വാട്ടർ ബോട്ടിൽ, ബാഗ് ഇവയെല്ലാം കൊണ്ട് ഹൃദു പപ്പയുടെ സ്കൂട്ടറിൽ കയറിയിരുന്നു. മമ്മിയോട് ബൈ പറഞ്ഞു. ഹരിപ്രസാദ് മെഡിക്കൽ സ്റ്റോറിൽ പോകാൻ റെഡി ആയി വന്നു.മകനെയും ഇരുത്തി സ്കൂട്ടർ നീങ്ങി തുടങ്ങി. പ്രിയ രണ്ടുപേർക്കും ടാറ്റാ നൽകി ഗേറ്റ് അടച്ചു. കുറച്ചു കഴിഞ്ഞു ഹരി മകനോട് ചോദിച്ചു. “മോനെ മമ്മിയുടെ പുറത്ത് എന്താടാ ഒരു പാട് ” പപ്പയുടെ ഓർക്കാപ്പുറത്തു ചോദ്യം ഹൃദുവിനെ ഒന്ന് കുഴക്കി. എങ്കിലും അവൻ ഉഷാറായി പറഞ്ഞു. “ഓ അതോ പപ്പാ അത്‌ ഒരു ആക്സിഡന്റാണ്‌ ” “അതെ പപ്പാ മമ്മി ഒരു ചുരിദാർ വാങ്ങിയിരുന്നല്ലോ ഇന്നലെ ഞാൻ മമ്മിയെ വെയർ ചെയ്യാൻ നേരം ഹെൽപ് ചെയ്തപ്പോൾ അതിന്റെ സിബ് ഇടുന്ന നേരത്തു അത് മമ്മിയുടെ ദേഹത്ത് ഒന്ന് ചെറുതായി ഉരഞ്ഞു ” “ഒരു വിരലിന്റെ നീളത്തിൽ മുറിവായി അത് സാരമില്ല മരുന്ന് പറ്റിയാൽ മാറിക്കൊള്ളും ” അമ്പട ഇവൻ ആളു കൊള്ളാം. മകന്റെ വാക്കിലെ നർമ്മം ആസ്വദിച്ചു ഹരിപ്രസാദ് അവനെ സ്കൂളിൽ വിട്ടശേഷം മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നീങ്ങി ലൈക്ക് കമന്റ് തരണേ എനിക്ക് ഏറ്റവും ഇഷ്ടം നിന്നെ സാരിയിൽ കാണുന്നതാ. അവളുടെ അമ്മ അമ്മളേയും പ്രതീക്ഷിച്ച് വാതിൽപടിയിൽ തന്നെ ഉണ്ടായിരുന്നു. ഒരു പാട് പ്രണയങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, സ്കൂളിൽ വച്ച്, കോളേജിൽ വച്ച്… ദേവൂന്റെ വർത്തമാനം കേട്ട് ശരീരം ആകെ വിറച്ചു കയറി അല്ലെങ്കിലും തേക്കാൻ നിന്നെ കഴിഞ്ഞേ വേറെ പെണ്ണുള്ളു… നീയെന്തായാലും ഈ ഫോട്ടോ കൂടി ഒന്ന് നോക്ക്, നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കും വേണ്ട… കഷ്ടിച്ച് ഇരുപത് വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ചെറിയൊരു പെൺകുട്ടി, പേടി കൊണ്ട് വിളറി വെളുത്തിട്ടുണ്ട്… ജവഗൽ ശ്രീനാഥ് (ജനനം:ഓഗസ്റ്റ് 31, 1969, മൈസൂർ, കർണ്ണാടക) ഇന്ത്യയിൽ നിന്നുള്ള മുൻ രാജ്യാന്തര ക്രിക്കറ്റ് താരമാണ്. കപിൽ ദേവിനു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണ്ണാടകത്തെയും ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റിൽ ഗ്ലൌസെസ്റ്റർഷെയർ, ലീസെസ്റ്റർഷെയർ എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു. ഓസ്ട്രേലിയക്കെതിരെ 1991-92-ൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ശ്രീനാഥ് ഇന്ത്യൻ ടീമിലെത്തിയത്. 1991 നവംബർ 29നു ബ്രിസ്‌ബെയ്നിൽ ടെസ്റ്റ് അരങ്ങേറ്റ മത്സരം കളിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ നേടി. 2002 ഒക്ടോബറിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിയെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അവസാന ടെസ്റ്റിൽ വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും രണ്ടിന്നിംഗ്‌സുകളിലുമായി 67 റൺസെടുത്തിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളിലായി 236 വിക്കറ്റുകൾ നേടിയ ശ്രീനാഥ് പത്തു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. 1991 ഒക്ടോബർ 18നു ഷാർജയിൽ പാകിസ്താനെതിരെയായിരുന്നു ശ്രീനാഥിന്റെ ഏകദിന അരങ്ങേറ്റം. 2003ൽ വിരമിക്കുന്നതുവരെ ഏകദിന ക്രിക്കറ്റിൽ 315 വിക്കറ്റുകൾ നേടി. നാലു തവണ ലോകകപ്പുകളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ സെവിയ്യക്കെതിരെ നേടിയ ഐതിഹാസിക തിരിച്ചു വരവിൽ വളരെയധികം സന്തോഷമുണ്ടെങ്കിലും പിഎസ്‌ജിക്കെതിരെ സമാനമായ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്ന ഓർമപ്പെടുത്തലുമായി ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക് തോറ്റിരുന്ന ബാഴ്‌സലോണ ഇന്നലെ നടന്ന, എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയം നേടിയാണ് ഫൈനലിൽ ഇടം പിടിച്ചത്. മത്സരത്തിന്റെ തൊണ്ണൂറു മിനുട്ടും ഡെംബലെ നേടിയ ഒരു ഗോളിന് മാത്രം മുന്നിലായിരുന്ന ബാഴ്‌സലോണ, ഇഞ്ചുറി ടൈമിലാണ് പിക്വയിലൂടെ സമനില ഗോൾ കണ്ടെത്തിയത്. ഇതിനു ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മാർട്ടിൻ ബ്രൈത്വയ്റ്റ് ടീമിന്റെ വിജയമുറപ്പിച്ചു. എഴുപത്തിമൂന്നാം മിനുട്ടിൽ എവേ ഗോൾ നേടാൻ പെനാൽറ്റിയിലൂടെ സെവിയ്യക്ക് ലഭിച്ച അവസരം തട്ടിയകറ്റി ടെർ സ്റ്റീഗനും ബാഴ്‌സയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിഎസ്‌ജിക്കെതിരെ സമാനമായ തിരിച്ചു വരവ് വളരെയധികം ദുഷ്കരമാണെന്ന് കൂമാൻ ഓർമിപ്പിച്ചത് 2-0 എന്ന സ്‌കോറിൽ നിന്നും തിരിച്ചുവരുന്നത് 4-1 എന്ന സ്‌കോറിൽ നിന്നും തിരിച്ചു വരുന്നതിനേക്കാൾ എളുപ്പമാണ്. പിഎസ്‌ജി മികച്ച താരങ്ങളുള്ള മികച്ച ടീമാണ്. ഞങ്ങൾ വിജയിക്കാൻ വേണ്ടിയാണ് കളിക്കുക, അവരെ മറികടക്കാനുള്ള അവസരത്തിനു ഞങ്ങൾ ശ്രമിക്കും കൂമാൻ പറഞ്ഞു. "എന്റെ ടീമിൽ എനിക്ക് അഭിമാനമുണ്ട്. ഇതിൽ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല. ടീമിന്റെ മാനസികാവസ്ഥയിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. ഈ മത്സരം ക്യാമ്പ് നൂവിലെ ഒരു ലക്ഷം കാണികൾക്ക് മുന്നിൽ നടക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. സെവിയ്യയിൽ വെച്ചു നടക്കുന്ന ഫൈനലിൽ കാറ്റാലൻസിനു പങ്കെടുക്കാനാകുമെന്ന് ഞാൻ കരുതുന്നു." പിഎസ്‌ജിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന് ശേഷം തിരിച്ചു വന്ന ചരിത്രം ബാഴ്‌സലോണക്കുണ്ടെങ്കിലും നിലവിൽ ടീമിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അതു വളരെയധികം ബുദ്ധിമുട്ടാണ്. അതേസമയം കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയും ലെവാന്റെയും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാണ് നേരിടുക. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. “പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു. ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി. 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്. വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറൽ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങൾ ആദ്യം വീഡിയോ പരിശോധിച്ചു. അങ്ങനെ ഞങ്ങൾ അതിൽ ഒരു ടിക്ക് ടോക്ക് ചാനലിന്റെ ലോഗോ കണ്ടു. Armra 21 ന്റെ വാട്ടർമാർക്ക് അതിൽ ഉണ്ട്. ഇക്കാര്യത്തിൽ, ഞങ്ങൾ ന്യൂസ്‌ചെക്കർ ബംഗ്ലാദേശ് ടീമിന്റെസഹായം തേടിയിരുന്നു. ഈ ടിക് ടാക് ടോ ചാനലിന്റെ ലിങ്കും സ്‌ക്രീൻഷോട്ടും അവർ ഞങ്ങൾക്ക് നൽകി. ഇസ്ലാം മതവുമായി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ചാനൽ ആണ് Armra 21. രണ്ടു വീഡിയോകളുടെ കൊളാഷയാണ് Armra 21 വീഡിയോ ചെയ്തിരിക്കുന്നത്. കൊളാഷിൽ കണ്ട രണ്ട് വീഡിയോകളെയും ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളായി വിഭജിച്ചു. ആദ്യത്തെ വീഡിയോയുടെ ഒരു കീ ഫ്രെയിമിന്റെ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും, 2019 നവംബർ 7-ന് ഡോ. അനസ് നജ്ജാർ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അറബിയിൽ എഴുതിയ വീഡിയോയുടെ ശീർഷകത്തിന്റെ വിവർത്തനം ഇങ്ങനെയാണ്: “ഓസ്‌ട്രേലിയയിലെ കാട്ടുതീ സംഭവം ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. അതിനു ഒരു പക്ഷി കാരണമായി മാറുന്നുവെന്നു മനസിലായി.” വീഡിയോയുടെ വിവരണത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഈ വീഡിയോയിലെ ആളുടെ പേര് പേര് ഡോ. അബ്ദുൾ ദൈം അൽ-കാഹിൽ എന്നാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ YouTube-ൽ ഒരു കീവേഡ് സെർച്ച് നടത്തി. അബ്ദുൾ ദൈം അൽ-കാഹിലിന്റെ YouTube ചാനൽ ഞങ്ങൾ കണ്ടെത്തി. ഖുർആനിലെയും ഹദീസുകളിലെയും അത്ഭുതങ്ങളെക്കുറിച്ചുള്ള ഗവേഷകനാണ് അബ്ദുൾ ദൈം അൽ-കാഹിൽ എന്നാണ് ചാനലിന്റെ വിവരണത്തിൽ കൊടുത്തിരിക്കുന്നത്. അബ്ദുൾ ദൈം അൽ-കാഹിലിന്റെ ചാനലിൽ വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയെക്കുറിച്ചുള്ള ഒരു വിശദീകരണ വീഡിയോയും ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ കാണുന്ന പക്ഷി ശരിക്കും ഉള്ളതാണ്. എന്നാൽ അതിന്റെ വായിൽ നിന്നുയരുന്ന തീ എഡിറ്റ് ചെയ്തതാണെന്നും കഹീൽ വിശദീകരിക്കുന്നു. തുടർന്നുള്ള തിരച്ചിലിൽ ഫാബ്രിസിയോ റബച്ചം എന്ന യുട്യൂബ് ചാനലിൽ സമാനമായ ഒരു വീഡിയോ ഞങ്ങൾ കാണാനിടയായി. 2020 ഡിസംബർ 14-ന് Quero Quero Power എന്ന തലക്കെട്ടോടെയാണ് ഇത് അപ്‌ലോഡ് ചെയ്‌തത്. പക്ഷി നീലയായി മാറുന്നതും തീ തുപ്പുന്നതും പുകയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ ചാനലിൽ VFX എഡിറ്റിംഗ് വഴി സൃഷ്ടിച്ച കൂടുതൽ വീഡിയോകൾ ഉണ്ട്. ഈ വീഡിയോയിലെ ഒരു കമന്റിന് മറുപടിയായി, ഫാബ്രിസിയോ റബച്ചം എഴുതി: “ഈ വീഡിയോ 3DX Max, Phoenix സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണ്.” വായിക്കാം: ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല വായിൽ നിന്ന് തീ തുപ്പുന്ന പക്ഷിയുടെ വൈറലായ വീഡിയോ വിഎഫ്എക്‌സ് വഴി നിർമിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്. അത് അബ്ദുൾ ദൈം അൽ-കാഹിലിന്റെ പഴയ വീഡിയോയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായാണ് ഇപ്പോൾ പങ്കിടുന്നത്. ഞങ്ങളുടെ ഉറുദു ഫാക്ട് ചെക്ക് ടീമും ഇത് പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം. Previous articleദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല Next articleദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത് ആശ സാഹ്‌നി എന്ന വൃദ്ധയുടെ അസ്ഥികൂടം അല്ല വിശപ്പ് സഹിക്കാനാകാതെ പെൺകുട്ടി ജീവൻ ഒടുക്കിയ വാർത്ത 2016ലേതാണ് Weekly Wrap: ആഴ്ചയിലെ 5 വൈറൽ പോസ്റ്റുകൾ ബ്രണ്ണൻ വീരസങ്ങൾ കാണുന്ന കുട്ടനാടൻ കുടുംബമാണോ ഇത്? കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റടിച്ചപ്പോൾ വിമാനങ്ങൾ തറയിൽ നിന്നും ഉയർന്നു പൊങ്ങി ബോട്ട് അപകടത്തിന്റെ ദൃശ്യം 6 കൊല്ലം പഴയത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം ക്‌ളാസ് വരെ മാത്രമോ പഠിച്ചിട്ടുള്ളോ? ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല Andaman and Nicobar ദ്വീപുകൾക്ക് നേതാജിയുടെ പേര് നൽകാൻ തീരുമാനിച്ചോ? Breaking News: പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം ◆ ബിജെപിയെ പിന്തുണക്കാതിരുന്നതിനാലാണ് എന്നെ തീഹാർ ജയിലിൽ അടച്ചത്: ഡി കെ ശിവകുമാര്‍ ◆ വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണം; ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു ◆ മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം ◆ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി ◆ ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല ◆ രാജ്യത്ത് ആദ്യമായി ആഗോളപഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ◆ മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ ◆ പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി ◆ കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ; രോഗവിമുക്തി 5833 ◆ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ബിജെപിയും ഇടതു നേതാക്കളും വേദിപങ്കിട്ട വിഷയത്തില്‍ ഒമിക്രോൺ ഭീതി; മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ദൈവകരങ്ങളിലെ ഒരൊറ്റ പ്രകാശസ്രോതസ്സില്‍നിന്നും ഉതിര്‍ന്നവരാണ് ഞാനും അയാളും. എന്റെ ആഹ്ലാദത്തെ എന്നില്‍നിന്ന് എടുക്കാന്‍ കഴിയുന്ന ഒരു ശക്തിയും സൂര്യനുകീഴിലില്ല. എന്തെന്നാല്‍, സ്വര്‍ഗത്താല്‍ സംരക്ഷിക്കപ്പെടുകയും സ്‌നേഹത്താല്‍ പ്രസരിക്കപ്പെടുകയും അവബോധത്താല്‍ ഉള്‍ക്കൊള്ളുകയും ചെയ്ത രണ്ട് ആശ്ലേഷിക്കപ്പെട്ട ചൈതന്യങ്ങളില്‍നിന്നാണ് അത്് പുറത്തുവരുന്നത്. ‘ഭൗതികലോകത്തിന് അര്‍ഥവും അന്തസ്സും നല്കുന്ന കലാപോന്മുഖമായ ഒരു ആധ്യാത്മികതയായിരുന്നു ജിബ്രാന്‍ അന്വേഷിച്ചത്… കവിത നാവിന്റെ മാത്രമല്ല, ഹൃദയത്തിന്റെ ആവിഷ്‌കാരമാണെന്നു വിശ്വസിച്ച അദ്ദേഹം തേടിയത് ഹൃദയത്തിന്റേതായ ഒരു മതമായിരുന്നു. മരവിച്ചുപോയ ആചാരങ്ങള്‍ക്കെതിരെ വ്യക്തിയുടെ ആഭ്യന്തരസ്വാച്ഛന്ദ്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു… ഖലീല്‍ ജിബ്രാന്റെ കലാപവും കരുണയും നിറഞ്ഞ ആത്മീയതയിലേക്കൊരു കിളിവാതിലാണ് പ്രതിഷേധിക്കുന്ന ആത്മാവുകള്‍ എന്ന ഈ കഥാസമാഹാരം. ഭക്തി-സൂഫി പാരമ്പര്യത്തിലൂടെ നാം അനുഭവിച്ചറിഞ്ഞ കലാപോന്മുഖമായ ആധ്യാത്മികത ഇവിടെ അറേബ്യയുടെ സുഗന്ധം നിറഞ്ഞ വാക്കുകളില്‍ പുനരവതരിപ്പിക്കുന്നു’. സച്ചിദാനന്ദന്‍ കേരളചരിത്രത്തെ ഇരുണ്ട കാലത്തുനിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാസംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാര്‍ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തനപ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം. SYNOPSIS കേരളചരിത്രത്തെ ഇരുണ്ട കാലത്തുനിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാസംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും See more അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി പൊലീസ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉമേഷ് ലംഘിച്ചുവെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. Also Read യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് ''അലനും താഹയ്ക്കും ജാമ്യം നല്‍കിക്കൊണ്ട് എന്‍ഐഎ കോടതി പ്രഖ്യാപിച്ച വിധിയിലെ കോടതിയുടെ വിശദീകരണങ്ങള്‍ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണ്. എല്ലാ പത്രപ്രവര്‍ത്തകരും വായിക്കുന്നത് നല്ലതാണ്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും മനസ്സിലാക്കേണ്ടതാണ്. ആ ചെറുപ്പക്കാര്‍ പുറം ലോകം കാണില്ലെന്ന് പരിഹസിച്ചവര്‍ക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്. ഇത് ഇന്ത്യയാണ്. ഇവിടെ ഒരു ഭരണഘടന ഉണ്ട്. ആ ഭരണഘടന ഒരു പൗരന് നല്‍കുന്ന അവകാശങ്ങളുണ്ട്. അത് എക്കാലവും നിലനില്‍ക്കട്ടെ ഇതായിരുന്നു ഉമേഷിന്റെ പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഡോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്ന സിനിമയുടെ ലിങ്ക് ഷെയര്‍ ചെയ്തതിന് രണ്ട് ഇന്‍ക്രിമെന്റ് ഇപ്പോള്‍ വെട്ടാന്‍ പോവുകയാണെന്നും നല്ല രസാണല്ലോ വെട്ടിക്കളിക്കാന്‍ എന്നും ഉമേഷ് പോസ്റ്റില്‍ കുറിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ്. പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സംസാരിച്ചുവെന്നും പൊലീസിനെ അവഹേളിക്കുന്ന തരത്തിലുമാണ് എഫ്.ബി പോസ്റ്റെന്ന് നോട്ടീസില്‍ പറയുന്നു. പൊലീസ് സേനാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉമേഷ് ലംഘിച്ചുവെന്നും നോട്ടീസിൽ പറയുന്നുണ്ട്. നേരത്തെ സദാചാര പ്രശ്‌നം കാണിച്ച് ഉമേഷിനെ സേനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് വിവാദമായിരുന്നു. സ്ത്രീക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് എടുത്ത് നല്‍കിയെന്നാരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. ഇതിനെതിരെ ഉമേഷ് പോലീസിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഉമേഷിനെതിരെയുള്ള നടപടിക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി P C George ഇരട്ട ചങ്കന് എന്ത് പറ്റി? പ്രായത്തിന്റെ പ്രശ്നമാണോ? കത്ത് നൽകിയപ്പോൾ തമിഴ്നാട് കൂടുതൽ ഷട്ടർ തുറന്നു പി.സി. ജോർജ് Kerala High Court എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി Yousafali പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന Bypoll in Piravom പിറവം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഇടത് മുന്നണിക്ക് നിർണ്ണായകം Local Body Bypolls സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു Idukki Dam ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA Sara Tendulkar സച്ചിന്റെ മകൾ സാറയുടെ ഗ്ലാമർ പരസ്യ ചിത്രം; വീഡിയോ തരംഗമാവുന്നു WhatsApp 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ Robert Lewandowski സങ്കടമുണ്ട് ബാലണ്‍ ഡി ഓര്‍ നഷ്ടത്തില്‍ നിരാശ പരസ്യമാക്കി ലെവന്‍ഡോസ്‌കി P C George ഇരട്ട ചങ്കന് എന്ത് പറ്റി? പ്രായത്തിന്റെ പ്രശ്നമാണോ? കത്ത് നൽകിയപ്പോൾ തമിഴ്നാട് കൂടുതൽ ഷട്ടർ തുറന്നു പി.സി. ജോർജ് WhatsApp 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ Robert Lewandowski സങ്കടമുണ്ട് ബാലണ്‍ ഡി ഓര്‍ നഷ്ടത്തില്‍ നിരാശ പരസ്യമാക്കി ലെവന്‍ഡോസ്‌കി P C George ഇരട്ട ചങ്കന് എന്ത് പറ്റി? പ്രായത്തിന്റെ പ്രശ്നമാണോ? കത്ത് നൽകിയപ്പോൾ തമിഴ്നാട് കൂടുതൽ ഷട്ടർ തുറന്നു പി.സി. ജോർജ് വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധം! സുഹൃത്ത് പതിവായി ക്ലിനിക്കില്‍ എത്തിയതോടെ ആകെ മാറിമറിഞ്ഞു; ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വീഡിയോ കൈക്കലാക്കി; വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 30 വയസ്, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടൂ സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകള്‍ക്ക് ഉത്തരവ് കൈമാറി കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ഭാരം കുറയ്ക്കാന്‍ ഓട്‌സ് മാത്രം മതി; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും പരസ്പരം സ്പർഷിക്കാതെ ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല പ്രണയം തേടി നോവൽ, ഇരുപത്തിയെട്ടാം അധ്യായം! എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്? സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര്‍ എന്തുചെയ്യും സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ചോരവാർന്നൊലിക്കുന്ന പ്രവാസിയുടെ ജീവിതം; ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിൽ ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍, മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും യൂനുസ് നബീജിയും മാത്രം! അറബി പൊതിരെ തല്ലി, അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് ആശങ്കയിൽ ഉരുകി പ്രവാസികൾ; മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് അധികൃതർ, നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്ന് പ്രവാസികൾ ഒമിക്രോണ്‍ വകഭേദംകണ്ടെത്തിയത് 30 രാജ്യങ്ങളിൽ; ഈ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ ഇത് ശ്രദ്ധിക്കുക; ഏകദേശം 200 ഓളം രാജ്യങ്ങളിലുള്ളവർ താമസിക്കുന്ന യുഎഇയുടെ പുതിയ നിർദ്ദേശം പുറത്ത്, ക്രിസ്മസ് ന്യൂഇയർ അവധിക്കാലം കൂടി അടുത്തിരിക്കുന്നതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അവരേര്‍പ്പെടുത്തിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പാർക്കിംഗ് ചെയ്യരുത്: കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പുമായി ആർ ടി എ ഒമിക്രോൺ ഭീതി; ടൂറിസ്റ്റ് ഇ -വിസ നടപടികൾ കർശനമാക്കി കുവൈറ്റ്, പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളുടെ സ്വപ്നമാണ്. ഏവരെയും പോലെ തന്നെ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിൽ എത്തിയ 25 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവാവ് അനുഭവിച്ചു തീർത്ത ഈ കഥ കണ്ണുകൾ നിറയാതെ കേൾക്കാനാകില്ല "മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക… ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ അറബിയിൽ നിന്നും രക്ഷപെടാൻ ചുരുട്ടുപൊള്ളുന്ന മരുഭൂമിയിൽ വഴി തേടി അലഞ്ഞുനടക്കുന്ന നജീബിന്റെ മനസ്സിൽ കടന്നുപോയവ അതെ, ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബ് തന്നെ. പ്രവാസികൾക്ക് അങ്ങനെ മറക്കാനാകുമോ ബെന്യാമിന്റെ ആടുജീവിതം. പത്രാസും പെട്ടികളും കൈനിറയെ ഗൾഫ് സാധനങ്ങളുമായി വന്നിറങ്ങുന്ന പ്രവാസികളുടെ മറ്റൊരു ജീവിതം തുറന്നുകാട്ടിയ നോവൽ. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിപോയവർ പൊരിവെയിലത്ത് കഷ്ടപ്പെടുന്ന കാഴ്ച മലയാളികൾ അനുഭവിച്ചറിഞ്ഞത് ഇതുവഴിയായിരുന്നു ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടല്ല, ചോരവാർന്നൊലിക്കുന്ന ജീവിതം തന്നെ എന്ന് മലയാളികൾ കുറിക്കുമ്പോഴും ആ വേദന എത്രത്തോളം എന്നറിയിക്കാനാകാതെ പിടഞ്ഞ നജീബിനെപ്പോലുള്ള പ്രവാസികളെ ഹൃദയത്തിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥകൾ മാത്രമാകുന്നു അല്ലെ? ആടുജീവിതം ഏതാനും താഴുകളിൽ മാത്രമല്ല, വന്ന് കാണണം ഗൾഫിലേക്ക് നമ്മുടെ പ്രവാസികളെ! നിങ്ങളുടെ സങ്കടങ്ങൾ എല്ലാം ഒറ്റനിമിഷം കൊണ്ട് മാറ്റുന്ന അനേകായിരം കദനകഥകൾ ഇവർക്ക് പറയാൻ ഉണ്ടാകും അതിൽ ഒരു കെട്ടുകഥയാണ് ഞാൻ പറയാൻ പോകുന്നത്. ക്ഷമിക്കണം മറ്റൊരു ആടുജീവിതമാണ് അത്. ആടുജീവിതത്തിലെ നജീബിനെ ഓർമിപ്പിക്കും വിധം മരുഭൂമിയില്‍ ജീവിച്ചുതീര്‍ത്ത നരകയാതനയിലാണ് ഗുജറാത്ത് സ്വദേശി യൂനുസ് നബീജി എന്ന ഇരുപത്തഞ്ചുകാരന്‍. ഖത്തറുകാരനായ സ്‌പോണ്‍സറുടെ വിസയില്‍ അവിടെയെത്തിയ യുവാവിനെ സൗദി മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാന്‍ എത്തിക്കുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ വിശ്രമം പോലും നൽകാതെ രണ്ടര മാസത്തെ കൊടിയ ദുരിതത്തിന്റെ കൈയ്പ്നീര്‍ കുടിച്ച് ഉരുകിത്തീരുകയായിരുന്നു യുവാവ്. ഇക്കഴിഞ്ഞ വേനൽ ഈ യുവാവിന് നൽകിയത് നരകയാതനയായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ എംബസിയും നമ്മുടെ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദി പൊലീസും രണ്ടുംകൽപ്പിച്ച് രംഗത്തിറങ്ങി. മരുഭൂമിയില്‍ നിന്ന് അതിധാരുണവസ്ഥയിൽ യുവാവിനെ കണ്ടെത്തി നാട്ടിലേക്ക് തിരിച്ചയച്ചു. മറ്റാരുമല്ല സ്വന്തം നാട്ടുകാരന്‍ കൊടുത്ത വിസയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഒത്തിരിയേറെ സ്വപ്നങ്ങളുമായി ഖത്തറിലേക്ക് യുവാവ് എത്തിയത്. കൊവിഡ് മാനദണ്ഡപ്രകാരമുള്ള ക്വാറന്റീന്‍ കാലയളവ് കഴിഞ്ഞപ്പോള്‍ തന്നെ ഖത്തര്‍ തൊഴിലുടമ ഒരു സന്ദര്‍ശന വിസയെടുത്ത് അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഖത്തറിനോട് ചേര്‍ന്നുള്ള സൗദി അതിര്‍ത്തി പട്ടണമായ റഫഹയുടെ സമീപം ഉള്‍ഭാഗത്തുള്ള ഒരു മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനായിരുന്നു പറഞ്ഞത്. പൊതുവെ ചൂട് മാത്രമുള്ള മരുഭൂമികൾ സിനിമയിലൂടെ മാത്രം കണ്ടിട്ടുള്ള യുവാവിന് വേനൽക്കാലത്തെ അനുഭവം വിവരിക്കാൻ കഴിയാത്തതാണ്. കൊടിയ മരുഭൂമിയുടെ നടുവിൽ നിരവധി ഒട്ടകങ്ങളും അവിടെ മനുഷ്യജീവിയായി യൂനുസ് നബീജിയും മാത്രം. തനിക്ക് ഒട്ടകത്തെ മേയ്ക്കുന്ന ജോലി അറിയില്ലെന്നും അതിനുള്ള ശാരീരിക ശേഷിയില്ലെന്നും കരഞ്ഞുപറഞ്ഞപ്പോള്‍ യുവാവിന് കിട്ടിയത് സ്‌പോണ്‍സറുടെ പൊതിരെ തല്ലായിരുന്നു. അവസാനിച്ചില്ല, പലതവണ ഇത് ആവര്‍ത്തിച്ചു. ശരീരം പൊട്ടിയൊലിച്ചു. മാത്രമല്ല, ഭക്ഷണവും ശമ്പളവും കൃത്യമായി ലഭിച്ചതുമില്ല. ദുരിതം തിന്ന് ജീവിക്കാനായിരുന്നു വിധിഎന്നോർത്ത് യുവാവ് അവിടെ കഴിഞ്ഞു. ഓരോ ദിനവും ഓരോ യുഗം പോലെ നരകയാതനകൾ സമ്മാനിച്ചുകൊണ്ട് തള്ളിനീക്കി രണ്ടര മാസം പിന്നിട്ടു. എന്നാൽ ജീവനൊടുക്കാനാണ് തോന്നിയതെന്ന് യുവാവ് പറയുന്നു. എന്നാൽ മരുഭൂമിയില്‍ കുടുങ്ങിയ മകനെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് നാട്ടില്‍ നിന്ന് മാതാവ് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് പരാതി അയച്ചതും ഒരു ബന്ധു വഴി റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരെ ബന്ധപ്പെടാനായതും രക്ഷാമാര്‍ഗമായി മാറുകയായിരുന്നു. എംബസി കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പരാതിപ്രകാരം സിദ്ദീഖ് തുവ്വൂര്‍ തുടര്‍ന്ന് റഫഹ പട്ടണത്തിലെത്തി സൗദി പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസും സിദ്ദീഖും മരുഭൂമിയിലൂടെ അന്വേഷിച്ച് യാത്ര ചെയ്ത് ഒടുവില്‍ യുവാവിനെ കണ്ടെത്തി. പിന്നാലെ പൊലീസ് സ്‌പോണ്‍സറെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. രണ്ടര മാസത്തെ ശമ്പളവും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും അയാളില്‍ നിന്ന് വാങ്ങുകയും നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) സഹായിച്ചവരോടെല്ലം നന്ദി പറഞ്ഞ് യൂനുസ് നബീജി നാട്ടിലേക്ക് യാതനകളുമായി മടങ്ങി. രണ്ടര മാസത്തെ ദുരിത ജീവിതം ശരീരത്തിനും മനസിനും ഏല്‍പിച്ച രണ്ട് യുഗത്തോളം ആഴമുള്ള പരിക്കുകളും നമ്മുടെ പ്രവാസികൾക്ക് മറക്കാനാകില്ല. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക കെ.പി.എ.സി ലളിത എങ്കക്കാട്ടെ വീട്ടിൽ! സ്ഥിതി അതീവ ഗുരുതരം ചികിത്സ നിർത്തിയതിന് പിന്നിൽ ആ ഒരൊറ്റകാരണം തുടര്‍ചികിത്സകള്‍ ആവശ്യമാണ് ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുകയെന്ന് ഉറ്റവർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയതെന്ന് സ്ഫടികം ജോര്‍ജ് ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന മൂന്നു കുട്ടികളുണ്ട്;കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണ്;പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു;ഹൈക്കോടതിയിൽ കരഞ്ഞ് കാല് പിടിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ; ഡിജിപിയെ വിമർശിച്ച് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധം! സുഹൃത്ത് പതിവായി ക്ലിനിക്കില്‍ എത്തിയതോടെ ആകെ മാറിമറിഞ്ഞു; ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വീഡിയോ കൈക്കലാക്കി (5 minutes ago) പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് (14 minutes ago) ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു പിണ (23 minutes ago) സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില (26 minutes ago) അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും പരസ്പരം സ്പർഷിക്കാതെ ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല പ്രണയം തേടി നോവൽ (40 minutes ago) ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത (44 minutes ago) മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു (44 minutes ago) സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര (46 minutes ago) കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് (54 minutes ago) സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല! ആത്മഹത്യ ചെയ്ത യുവാവ്, വിവാഹത്തിന് സ്വർണം നൽകുമെന്നും കല്യാൺ ജൂവല്ലേഴ്‌സും മലബാർ ഗോൾഡും! വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് (1 hour ago) പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് (1 hour ago) എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി (1 hour ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ (1 hour ago) ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ (1 hour ago) ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ് (2 hours ago) വിവാഹിതയായ ഡോക്ടര്‍ക്ക് വിദേശത്തുനിന്നെത്തിയ സുഹൃത്തുമായി രഹസ്യബന്ധം! സുഹൃത്ത് പതിവായി ക്ലിനിക്കില്‍ എത്തിയതോടെ ആകെ മാറിമറിഞ്ഞു; ഡോക്ടറുടെ പരിശോധനാ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് വീഡിയോ കൈക്കലാക്കി; വനിതാ ഡോക്ടറും കാമുകനും തമ്മിലുള്ള സ്വകാര്യ വീഡിയോ പകര്‍ത്തി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു! മഹാരാഷ്ട്രയില്‍ പത്ത് കേസുകൾ ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് അധികൃതര്‍ ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അര്‍ഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളില്‍ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത. പാരിസ്ഥിതികഭവിഷ്യത്തുകളും സര്‍വനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാന്‍ ലാളിത്യമാര്‍ന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം. നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം. കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരളസംസ്ഥാനചീഫ് സെക്രട്ടറി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ നിര്‍വഹിച്ചു. വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു. 80-ലധികം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ചിത്രകാരന്‍ കൂടിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും സമ്പന്നവും ജനപ്രിയവുമായ സാഹിത്യശാഖയാണ് ബാലസാഹിത്യം. മലയാളത്തിലെ 'രാജ്യതന്ത്രത്തിലും ധര്‍മബോധത്തിലുമുള്ള മണ്ഡോദരിയുടെ സ്ഥൈര്യമാണ് അവിസ്മരണീയം കെ. ജയകുമാര്‍ സമഗ്രസംഭാവനയ്ക്കുള്ള ഇന്‍ഡിവുഡ് ഭാഷാപുരസ്‌കാരം കെ. ജയകുമാറിന് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. നിങ്ങളെ നന്നായി സഹായിക്കുന്നതിന്, നിങ്ങളുടെ ഫോണിൽ നിന്നും WhatsApp ക്രമീകരണം സഹായം ഞങ്ങളെ ബന്ധപ്പെടുക തുറന്ന് ഞങ്ങളെ ബന്ധപ്പെടുക. അധിക വിവരങ്ങൾക്ക് ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുകയും ചെയ്യാം. താഴെ ആവശ്യമായ വിവരങ്ങൾ നൽകിക്കൊണ്ട് നിങ്ങൾ WhatsApp ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങളെ അറിയിക്കുക. തുടർന്ന്, ഞങ്ങളെ ബന്ധപ്പെടാൻ "ചോദ്യം അയയ്ക്കുക" എന്നതിൽ ടാപ്പോ ക്ലിക്കോ ചെയ്യുക. നിങ്ങൾ WhatsApp അക്കൗണ്ടിനായി ഉപയോഗിക്കുന്ന ഫോൺ നമ്പർ നൽകുക. അണ്ടോറ 376)അഫ്‌ഗാനിസ്ഥാന്‍ 93)അമേരിക്കൻ ഐക്യ നാടുകള്‍ 1)അമേരിക്കൻ സമോവ 1)അംഗോള 244)അയർലാന്റ് 353)അര്‍ജന്‍റീന 54)അർമീനിയ 374)അല്‍ബേനിയ 355)അസര്‍ബൈജാന്‍ 994)അള്‍ജീരിയ 213)അറൂബ 297)ആൻഗില്ല 1)ആന്റിഗ്വ 1)ഇക്വഡോര്‍ 593)ഇക്വറ്റോറിയല്‍ ഗിനിയ 240)ഇന്തോനേഷ്യ 62)ഇന്ത്യ 91)ഇസ്രായേല്‍ 972)ഇറാഖ് 964)ഇറാൻ 98)ഇറ്റലി 39)ഈജിപ്റ്റ് 20)ഉക്രൈൻ 380)ഉഗാണ്ട 256)ഉസ്‌ബെക്കിസ്ഥാന്‍ 998)ഉറൂഗ്വേ 598)എത്യോപ്യ 251)എല്‍ സാൽവദോര്‍ 503)എസ്റ്റോണിയ 372)എറിത്രിയ 291)ഐല്‍ ഓഫ് മാന്‍ 44)ഐവറി കോസ്റ്റ് 225)ഐസ്‌ലാന്‍റ് 354)ഒമാൻ 968)ഓസ്ട്രിയ 43)ഓസ്ട്രേലിയ 61)കംബോഡിയ 855)കസാക്കിസ്ഥാൻ 7)കാനഡ 1)കാമറൂണ്‍ 237)കിരിബാട്ടി 686)കിര്‍ഗിസ്ഥാന്‍ 996)കുക്ക് ദ്വീപുകൾ 682)കുവൈറ്റ്‌ 965)കുറാകാവോ 599)കെനിയ 254)കേപ് വെർദെ 238)കേമാൻ ഐലൻഡ്‌സ് 1)കൊസോവോ 383)കൊളംബിയ 57)കോമൊറോസ് 269)കോസ്റ്റാറിക്ക 506)ക്യൂബ 53)ക്രൊയേഷ്യ 385)ഖത്തർ 974)ഗയാന 592)ഗാബണ്‍ 241)ഗാംബിയ 220)ഗിനിയ 224)ഗിനിയ ബിസൗ 245)ഗേൺസെ 44)ഗ്രനേഡ 1)ഗ്രീൻലാൻഡ്‌ 299)ഗ്രീസ് 30)ഗ്വാട്ടിമാല 502)ഗ്വാഡലൂപ്പ് 590)ഗ്വാം 1)ഘാന 233)ചിലി 56)ചെക്ക്‌ റിപ്പബ്ലിക് 420)ചൈന 86)ഛാഡ് 235)ജപ്പാന്‍ 81)ജമൈക്ക 1)ജര്‍മ്മനി 49)ജിബ്രാള്‍ട്ടര്‍ 350)ജെഴ്‌സി 44)ജോര്‍ജ്ജിയ 995)ജോര്‍ദ്ദാന്‍ 962)ടർക്ക്സ് ആൻഡ് കെയ്ക്കോസ് 1)ടാന്‍സാനിയ 255)ടുണീഷ്യ 216)ടുവാലു 688)ടൊക്കെലൂ 690)ടോംഗ 676)ട്രിനിഡാഡ് അന്റ് ടുബാഗോ 1)ഡെൻമാർക്ക്‌ 45)ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ 243)ഡൊമിനിക്ക 1)ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്‌ 1)താജിക്കിസ്ഥാൻ 992)തായ്‌ലാൻഡ് 66)തായ്‌വാൻ 886)തിമോര്‍-ലെസ്റ്റെ 670)തുർക്കി 90)തുർക്ക്മെനിസ്ഥാൻ 993)ദക്ഷിണ കൊറിയ 82)ദക്ഷിണ സുഡാൻ 211)ദക്ഷിണാഫ്രിക്ക 27)ദിജിബൗട്ടി 253)നമീബിയ 264)നിക്കരാഗ്വ 505)നെതര്‍‌ലാന്റ്‌സ് 31)നേപ്പാൾ 977)നൈജർ 227)നൈജീരിയ 234)നോർതേൺ മറിയാന ഐലന്റ്സ് 1)നോർഫോക്ക് ദ്വീപ് 672)നോര്‍വേ 47)നൗറു 674)ന്യൂ കാലിഡോണിയ 687)ന്യൂയി 683)ന്യൂസിലാന്റ്‌ 64)പടിഞ്ഞാറന്‍ സഹാറ 212)പനാമ 507)പരാഗ്വേ 595)പലാവു 680)പാക്കിസ്ഥാൻ 92)പാപ്പുവ ന്യൂ ഗിനിയ 675)പാലസ്തീന്‍ 970)പെറു 51)പോർച്ചുഗൽ 351)പോർട്ടോ റിക്കോ 1)പോളണ്ട് 48)ഫറോ ദ്വീപുകള്‍ 298)ഫാക്ക്‌ലാന്‍റ് ദ്വീപുകള്‍‌ 500)ഫിജി 679)ഫിൻലാൻഡ്‌ 358)ഫിലിപ്പീൻസ് 63)ഫെഡറേറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ 691)ഫ്രഞ്ച് ഗയാന 594)ഫ്രഞ്ച്‌ പോളിനേഷ്യ 689)ഫ്രാന്‍സ് 33)ബംഗ്ലാദേശ് 880)ബഹാമാസ് 1)ബഹ്റിൻ 973)ബൾഗേറിയ 359)ബറുണ്ടി 257)ബാർബഡോസ് 1)ബുര്‍ക്കിനോ ഫാസോ 226)ബെനിന്‍ 229)ബെർമുഡ 1)ബെലാറസ് 375)ബെലീസ് 501)ബെൽജിയം 32)ബൊണെയ്ർ, സിന്റ് യുസ്റ്റേഷ്യസ്, സാബ 599)ബൊളീവിയ 591)ബോട്സ്വാന 267)ബോസ്‌നിയയും ഹെര്‍‌സേഗോവിനയും 387)ബ്രസീല്‍ 55)ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര ഭൂപ്രദേശങ്ങൾ 246)ബ്രിട്ടീഷ് വെർജിൻ ഐലന്റ്‌സ് 1)ബ്രൂണൈ 673)ഭൂട്ടാന്‍ 975)മക്കാവു 853)മഡഗാസ്ക്കർ 261)മംഗോളിയ 976)മയോട്ടി 262)മലാവി 265)മലേഷ്യ 60)മല്‍ഡോവ 373)മാര്‍ട്ടിനിക്ക് 596)മാര്‍ഷല്‍ ദ്വീപുകള്‍ 692)മാലി 223)മാലിദ്വീപുകള്‍ 960)മാസിഡോണിയ 389)മാൾട്ട 356)മെക്‌സിക്കോ 52)മൊണാക്കൊ 377)മൊണ്ടെസരത്ത് 1)മൊസാംബിക്ക് 258)മൊറോക്കോ 212)മോണ്ടിനെഗ്രോ 382)മൗറിറ്റാനിയ 222)മൗറീഷ്യസ് 230)മ്യാന്മാർ 95)യുഎസ് വിർജിൻ ദ്വീപുകൾ 1)യുണൈറ്റഡ് അറബ് എമിറേറ്റ്സ് 971)യുണൈറ്റഡ് കിംഗ്‌ഡം 44)യെമെൻ 967)ലക്‌സംബര്‍ഗ് 352)ലാവോസ് 856)ലാറ്റ്വിയ 371)ലിച്ചെന്‍സ്റ്റീന്‍ 423)ലിത്വാനിയ 370)ലിബിയ 218)ലെബനന്‍ 961)ലെസൊതോ 266)ലൈബീരിയ 231)വടക്കൻ കൊറിയ 850)വത്തിക്കാന്‍ നഗരം 39)വന്വാതു 678)വാലിസ് ആന്റ് ഫ്യൂച്യുന 681)വിയറ്റ്നാം 84)വെനിസ്വേല 58)ശ്രീലങ്ക 94)സമോവ 685)സാൻ മരിനോ 378)സാംബിയ 260)സാവോ ടോമും പ്രിന്‍സിപെയും 239)സിന്റ് മാർട്ടെൻ 1)സിംഗപ്പൂര്‍ 65)സിംബാബ്‌വേ 263)സിയെറ ലിയോണ്‍ 232)സിറിയ 963)സീഷെൽസ് 248)സുഡാൻ 249)സുരിനെയിം 597)സെനഗല്‍ 221)സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് 236)സെന്റ് കിറ്റ്സ് ആന്റ് നെവിസ് 1)സെന്റ് പിയറി ആൻഡ് മിക്കലൻ 508)സെന്റ് ബാർത്തലമി 590)സെന്റ് മാർട്ടിൻ 590)സെന്റ് ലൂസിയ 1)സെന്റ് വിൻസെന്റ് ആന്റ് ഗ്രെനെഡൈൻസ് 1)സെന്റ് ഹെലീന 290)സെർബിയ 381)സൈപ്രസ് 357)സോമാലിയ 252)സോളമൻ ഐലന്റ്സ് 677)സൗദി അറേബ്യ 966)സ്പെയിൻ 34)സ്ലോവാക്യ 421)സ്ലോവേനിയ 386)സ്വാസിലാന്റ് 268)സ്വിറ്റ്സര്‍ലാന്റ് 41)സ്വീഡൻ 46)ഹംഗറി 36)ഹെയ്‌തി 509)ഹോങ്കോങ്ങ് 852)ഹോണ്ടുറാസ് 504)റഷ്യ 7)റിപ്പബ്ലിക്ക് ഓഫ് കോംഗോ 242)റീയൂണിയന്‍ 262)റുവാണ്ട 250)റൊമാനിയ 40)റ്റൊഗൊ 228) ലഖിംപൂർ രാഷ്ട്രീയം? എന്ന വിഷയമാണ് മാതൃഭൂമി സൂപ്പർ പ്രെെം ടെെം ഇന്ന് ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ കെ.വി ബിജു, എസ്.കെ സജീഷ്, രാഹുൽ മാങ്കൂട്ടത്തിൽ,സന്ദീപ് വാര്യർ എന്നിവർ. ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറയുന്ന പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യുടെ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്. ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ്മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ, സഹാനുഭൂതിയും അതോടൊപ്പം സാമൂഹിക മാധ്യമങ്ങളുടെ ഗുണപ്രദമായ ഉപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കലക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു. കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിൽ ഫീസ് 10,000 രൂപ വർധിപ്പിച്ചു ബെംഗളൂരു: കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ഫീസ് 2021-22 അധ്യയനവർഷം നിഥിൻ നഴ്സായി; അമ്മയുടെ നഷ്ടപ്പെട്ട കൈപ്പത്തിയുടെ ഓർമ്മയിൽ നികുതി അടച്ചവർക്ക് പണം നഷ്ടമാകില്ലെന്ന് മന്ത്രി; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം പ്രതികളുടെ ജാമ്യ ഹർജി നവംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി കർണാടകത്തിൽ സർക്കാർ എൻജിനിയറിങ് കോളേജുകളിൽ ഫീസ് 10,000 രൂപ വർധിപ്പിച്ചു റോഡിലെ കുഴിയിൽവീണ ഇരുചക്രവാഹന യാത്രികൻ ലോറികയറി മരിച്ചു റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി 😳 ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും 😳👌 റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും മഴക്കാലം കഴിഞ്ഞാൽ പലരും റോസ് ചെടികൾ വാങ്ങി ഉദ്യാനത്തിൽ നട്ടുവളർത്തും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും. റോസിലെ കീടശല്യവും ഫങ്കസ് രോഗങ്ങളും തടയാൻ ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം.എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ റോസ് ചെടി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇനി റോസ് ചെടി കാടുപിടിച്ച പോലെ പൂവിടും. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s channel Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഇങ്ങനെ ഒരിക്കൽ ചെയ്‌താൽ വീട്ടിൽ എന്നും ചീര ഇങ്ങനെ ചെയ്‌താൽ 7 ദിവസം മതി ചീര കാട് പോലെ വളർന്നു വിളവെടുക്കാൻ പത്തുമണി നിറയെ പൂവിടാൻ ഉള്ളിത്തൊലി കൊണ്ടുള്ള ഈ വളം മാത്രം മതി പരീക്ഷിച്ചു നോക്കൂ ഉള്ളിത്തൊലി മതി പത്തുമണി നിറയെ പൂക്കാൻ ഓണ്‍ലൈന്‍ സേവനത്തിന് നേരിട്ട് അപേക്ഷ വേണ്ടെന്ന് സര്‍ക്കാര്‍ വാഹന്‍' പാതിവഴിയിലെന്ന് ജീവനക്കാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട 'സാരഥി' സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ആര്‍.സി.ബുക്കുമായി ബന്ധപ്പെട്ട 'വാഹന്‍' സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. പൂര്‍ണമായി ഓണ്‍ലൈനിലാക്കിയ സേവനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷവാങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരമാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത ഇത്തരം അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടുവാങ്ങി സേവനം നല്‍കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി പരിഗണിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ വകുപ്പില്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കാനുള്ള നീക്കങ്ങള്‍ പകുതിവഴിയിലാണെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ഓണ്‍ലൈനാക്കിയെന്ന് പ്രഖ്യാപിച്ച പല സേവനങ്ങള്‍ക്കും ഓഫീസില്‍ പോകേണ്ട സ്ഥിതിയിലാണ് ഗുണഭോക്താക്കള്‍. ലൈസന്‍സുമായി ബന്ധപ്പെട്ട 'സാരഥി' സേവനങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ആര്‍.സി.ബുക്കുമായി ബന്ധപ്പെട്ട 'വാഹന്‍' സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ലൈസന്‍സ് പുതുക്കല്‍, മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് എടുക്കല്‍, അധിക ക്ലാസ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്ന സേവനങ്ങള്‍. ആര്‍.സി.ബുക്കിലെ മേല്‍വിലാസം തിരുത്തല്‍, ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി. നല്‍കല്‍, ഡ്യൂപ്‌ളിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇനിയും ഓണ്‍ലൈനിലായിട്ടില്ല. ഓഫീസുകള്‍ കടലാസ് രഹിതമാക്കുമെന്ന പ്രഖ്യാപിതലക്ഷ്യത്തിനു വിരുദ്ധമായി രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും ഇതോടൊപ്പമുണ്ട്. ഏതെങ്കിലും അപേക്ഷ തടഞ്ഞുവെക്കുകയോ മടക്കിയയയ്ക്കുകയോ ചെയ്താല്‍ അവയുടെ വിവരങ്ങള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. അപേക്ഷ തെറ്റുതിരുത്തി വരുമ്പോള്‍ തീരുമാനമെടുത്ത് തീയതി, സമയം എന്നിവ രേഖപ്പെടുത്തി ചുവന്ന വട്ടംവരച്ച് ഫയല്‍ ക്ലോസ് ചെയ്യണം. ഇങ്ങനെ വട്ടംവരയ്ക്കാത്തവ ഇടയ്ക്കിടെ പരിശോധിക്കണമെന്നും പറയുന്നുണ്ട്. ഇതെല്ലാം ഓണ്‍ലൈനില്‍ ചെയ്യാവുന്നതേയുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു. ഗിയര്‍ലെസ് അല്ല വിത്ത് ഗിയര്‍; ഡ്രൈവിങ് ലൈസന്‍സെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന സ്വാശ്രയത്വത്തിന്റെ പ്രതീകമായി പരിഗണിക്കപ്പെടുന്ന ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്ന ചെവി പൊട്ടിക്കുന്ന ശബ്ദവുമായി കറക്കം കാര്‍ വിമാനം' മൂന്നാം നാള്‍ എം.വി.ഡിയുടെ പിടിയില്‍ ഉപദേശം കാർ തടഞ്ഞ് നടുറോഡില്‍; ഉപദേശിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ് വാഹനം രൂപംമാറ്റാന്‍ കൈക്കൂലി 25,000 രൂപ; ജോ.ആര്‍.ടി.ഒയ്ക്കും ഇടനിലക്കാർക്കുമെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത് മഹാരാഷ്ട്രയില്‍, നികുതിയും അടച്ചില്ല; ലൊക്കേഷനില്‍ കയറി കാരവന്‍ പൊക്കി എം.വി.ഡി. ഗിയര്‍ലെസ് അല്ല വിത്ത് ഗിയര്‍; ഡ്രൈവിങ് ലൈസന്‍സെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഷവോമിയ്ക്ക് ബെയ്ജിങില്‍ വര്‍ഷംതോറും മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്‍റ് തീ തുപ്പും പുകക്കുഴല്‍, ചെവി പൊട്ടും ശബ്ദം; നിരത്തില്‍ പറപറക്കുന്ന ഫ്രീക്കന്‍ കാറും ബൈക്കും ഡ്രൈവറില്ലാ മെട്രോ ഓടിത്തുടങ്ങി; ഇനി കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് നിയന്ത്രിക്കാം എം.80-യില്‍ ടെസ്റ്റെടുത്ത് 'മൂസ ഒടുവില്‍ ലൈസന്‍സ് പുതുക്കിക്കിട്ടി; പത്ത് ജയിച്ച സുഖമെന്ന് വിനോദ് “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല A ) താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. പോലീസും കാക്കി യൂണിഫോമും കാക്കിയുടെ ചരിത്രം അറിഞ്ഞില്ലേ ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ? ബ്ലേഡിലെ ഈ സുഷിരം ഏന്തിനാണ് അതിനു പിന്നിലൊരു വിചിത്രമായ കഥയുണ്ട് നമ്മൾ 'അപകടമെന്ന്' കരുതി അകറ്റി നിർത്തുന്ന ഒരു സസ്യമാണ് എന്നാൽ ഉപയോഗം കേട്ടാൽ ഞെട്ടും വിമാനത്തിൽ വെച്ച് ആർക്കും മരണം സംഭവിച്ചിട്ടില്ല എന്തു കൊണ്ടാണ് അങ്ങനെ ? കറുത്ത കുർബ്ബാനയുടെ വരവ് ഫ്രാൻസിൽ നിന്നാണ്. 1500-ൽ Catherine de’ Medici എന്ന ഫ്രാൻസിലെ രാജ്ഞി ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം. കറുത്ത കുർബ്ബാനയുടെ വരവ് ഫ്രാൻസിൽ നിന്നാണ്. 1500-ൽ Catherine de’ Medici എന്ന ഫ്രാൻസിലെ രാജ്ഞി ആദ്യത്തെ കറുത്ത കുർബ്ബാന അർപ്പിച്ചതാ‍യിട്ടാണ് ചരിത്രം. 1600-ൽ Catherine Monvoisin, Etienne Guibourg എന്ന വൈദികനും ഫ്രാൻസിലെ രാജാവിനുവേണ്ടി കറുത്ത കുർബ്ബാന അർപ്പിച്ചിട്ടുണ്ട്. ക്രിമനൽ കുറ്റത്തിന് ഇവർ രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇവർ കറുത്ത കുർബ്ബാന അർപ്പിച്ചിരുന്നതിന്റെ വിശദാംശങ്ങൾ ലോകം അറിയുന്നത്. ലത്തീൻ കത്തോലിക്കരുടെ ആരാധനക്രമമനുസരിച്ച് തന്നെയായിരുന്നു ഇവർ കറുത്ത കുർബ്ബാന അർപ്പിച്ചത്. ഫ്രാൻസിലെ രാജാവായിരുന്ന Louis XIV-ന്റെ ഭാര്യയെ ബലിപീഠത്തിൽ നഗ്നയായി കിടത്തി, അവളുടെ നഗ്നമായ വയറിൽ കാസയും, വിരിച്ച് പിടിച്ച കൈകളിൽ രണ്ട് കറുത്ത മെഴുകുതിരികളും വച്ചാണ് കറുത്ത കുർബ്ബാന അരങ്ങേറിയത്. Guibourg നടത്തിയ ഈ കറുത്ത കുർബ്ബാന അനുകരിച്ചുകൊണ്ടാണ് ഇന്ന് നടക്കുന്ന എല്ലാ കറുത്ത കുർബ്ബാനകളും വികാസം പ്രാപിച്ചത്. 1594-ൽ ഫ്രാൻസിലെ ഒരു സ്ത്രീ നടത്തിയ കറുത്ത കുർബ്ബാനയിൽ 16 പേർ പങ്കെടുത്തതായി അവർ തന്നെ അവകാശപ്പെടുന്ന സൂചനയുണ്ട്. സ്നാപകയോഹന്നന്റെ പുനർജൻ‌മമാണെന്ന് സ്വയം അവകാശപ്പെട്ട Abbe Boullan (1824-93) എന്ന കത്തോലീക്ക വൈദികനും കറുത്ത കുർബ്ബാന അർപ്പിച്ചതായി ചരിത്രമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ വിശ്വാസഭ്രംശംവന്ന സന്യാസികളും വൈദികരും ലൈംഗിക ചിട്ടവട്ടങ്ങൾ ഉൾപ്പെടുത്തി കുർബ്ബാന അർപ്പിച്ചിരുന്നതായി ചില ഗ്രന്ഥങ്ങൾ വിവരിക്കുന്നുണ്ട്. 1800-ൽ Joris-Karl Huysmans എഴുതിയ La-Bas (1891) എന്ന പുസ്തകത്തിൽ അക്കാലത്ത് ഫ്രാൻസിനെ കൂടാതെ പാരീസിലും കറുത്ത കുർബ്ബാനകൾ നടന്നിരുന്നതായി പറയുന്നു. ഇതൊക്കെയാണെങ്കിലും, ഏത് രീതിയിലാണ് കറുത്ത കുർബ്ബാന അർപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് നിർദ്ദേശിക്കുന്ന ഗ്രന്ഥം ലഭിക്കുന്നത് ഫ്രാൻസിൽ നിന്ന് ആയിരുന്നില്ല, മറിച്ച് അമേരിക്ക ൽ നിന്നായിരുന്നുവെന്നത് ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. 1969-ലാണ് അത്തരമൊരു ആൽബം (“Witchcraft Destroys Minds and Reaps Souls”) പുറത്തുവരുന്നത്. Coven എന്നയാളാണ് ഇത് പുറത്തിറക്കുന്നത്. പിന്നീട് അദ്ദേഹം Church of Satan ആരംഭിക്കുകയും കറുത്ത കുർബ്ബാന അർപ്പിക്കുന്നത് തുടങ്ങുകയും ചെയ്തു. അതിൽ ചിലത് പൊതുജനത്തിനായും അർപ്പിക്കപ്പെടുന്നുണ്ട്. മൂന്ന് തരത്തിലുള്ള കറുത്ത കുർബ്ബാനകളാണ് അവർ നടത്തുക. മധ്യകാലഘട്ടത്തിൽ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയാണ്‌ കറുത്ത കുർബാന (Black Mass ക്രൈസ്‌തവർ അർപ്പിച്ചിരുന്ന ഇത് ശത്രുസംഹാര പൂജകൾക്കു സമാനമായ ഉദ്ദേശത്തോടെയുള്ള കുർബാനകളായിരുന്നു. ക്രൈസ്തവ സഭയിലെ കുർബ്ബാന (തിരുബലി) എന്ന ആചാരത്തെ അനുകരിച്ചുകൊണ്ട് ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ അനുഷ്ഠിക്കുന്ന ഒരു ആചാരമായി ഇതിന്നും തുടരുന്നു. സാത്താൻ ആരാധനയാണ് കറുത്ത കുർബ്ബാനയുടെ പ്രധാന ഉദ്ദേശം. ലൈംഗിക വേഴ്ചകൾ അടക്കമുള്ള നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുക. അടുത്ത കാലത്തായി കേരളത്തിലും ഇത്തരം ആരാധന നടക്കുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുർബ്ബാന എന്ന ആചാരം ഒന്നാം നൂറ്റാണ്ട് മുതലുള്ള സഭാ ചരിത്രത്തിൽ നമുക്ക് കാണാനാകും. കുർബ്ബാന വിവിധ തരത്തിലുള്ള ആചരണങ്ങൾ അന്നുമുതൽ തന്നെ സഭക്കുള്ളിൽ നിലനിന്നിരുന്നു, കാലക്രമേണ അത്തരം ആചാരങ്ങൾ സഭ സ്വാംശീകരിച്ചിട്ടുമുണ്ട്. എന്നാൽ മധ്യ കാലഘട്ടത്തോടെയാണ് കുർബ്ബാന തെറ്റായ രീതിയിൽ അനുഷ്ഠിച്ചുകൊണ്ടുള്ള ഒരു ശീലം ഉടലെടുക്കുന്നത്. കുർബ്ബാനയുടെ മോടി കൂട്ടുന്നതിനാണ് മിക്ക അനുകരണങ്ങളും രൂപം കൊണ്ടത്. ഉദാഹരണമായി, കുർബ്ബാന മധ്യേ ധാന്യവിളകൾ, കന്നുകാലികൾ എന്നിവയെ ആശീർവദിക്കുക തുടങ്ങിയവ മുതൽ, ശത്രുക്കളുടെ നാശത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ പോലും നടന്നിരുന്നു. ശത്രുക്കളുടെ പേരുകൾ കുർബ്ബാന മധ്യേ വിളിച്ച് പറഞ്ഞ് അവരുടെ മരണത്തിനായി പ്രാർത്ഥന നടത്തുക, ശത്രുവിന്റെ ചിത്രം ആചാരമനുസരിച്ച് സംസ്ക്കരിക്കുക തുടങ്ങിയ അനാചാരങ്ങളും കുർബ്ബാനയിൽ കടന്നുവന്നു. ഭക്തരുടെ വ്യക്തിപരമായ കാര്യസാധ്യത്തിനായാണ് ഇവ രംഗപ്രവേശനം ചെയ്തത്. മധ്യകാലത്തോടെയാണ് ഇത്തരം കുർബ്ബാനകൾ രംഗപ്രവേശനം ചെയ്തത്. ഇവയെല്ലാം തന്നെ കറുത്ത കുർബ്ബാനയുടെ ആദ്യ രൂപങ്ങളായിരുന്നു എന്ന് വേണം പറയാൻ. നഗ്നമായ ശരീരത്തിൽ കറുത്തതോ കട്ടപിടിച്ച രക്തത്തിന്റെ നിറത്തിലോ ഉള്ള കൈയ്യിലാത്ത പുരോഹിതവസ്ത്രം ധരിച്ച ആളായിരിക്കും കറുത്ത കുർബ്ബാന അർപ്പിക്കുക. ബലിപീഠത്തിൽ പൂർണ്ണ നഗ്നയായ സ്ത്രീയോ, പന്നിയോ, ആടോ, കരടിയോ ഉണ്ടായിരിക്കും. ആർത്തവ രക്തവും ബീജവും കലർത്തിയ ഓസ്തി (കുർബ്ബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പം) കത്തിക്കുയോ എറിഞ്ഞുകളയുകയും, ആശീർവദിച്ച വീഞ്ഞ് തറയിൽ ഒഴിച്ച് കളയുകയും ചെയ്യാറുണ്ട്. വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന വീഞ്ഞിന് പകരം കറുത്ത കുർബ്ബാനയിലാവട്ടെ തലയോട്ടിയിൽ നിറച്ച മൂത്രമോ രക്തമോ ആവും ഉപയോഗിക്കുക. മനുഷ്യ കൊഴുപ്പിൽ ഉണ്ടാക്കിയെടുത്ത കറുത്ത മെഴുകുതിരി, കുറുക്കന്റെയോ തൊലിയിലോ മനുഷ്യന്റെ പോലും തൊലിയിലോ പൊതിഞ്ഞ ബൈബിൾ എന്നിവയും കറുത്ത കുർബ്ബാനയിൽ ഉപയോഗിക്കപ്പെടുന്നു. ആഘോഷങ്ങളിൽ മൊരിച്ച മനുഷ്യ മാംസവും ഇവർ ഉപയോഗിക്കാറുണ്ടെന്നു പറയപ്പെടുന്നു. ഉൻ‌മാദത്തോടെയുള്ള ലൈംഗിക വേഴ്ചയോടൊപ്പം തന്നെ, സാത്താന് നൽകുന്ന ബലിയായി നവജാത ശിശുക്കളെ ജീവനോടെ കുരിശിൽ തറക്കുകയും വിശുദ്ധ എണ്ണയിൽ മാമ്മോദീസാ മുക്കുകയും ചെയ്യാറുണ്ട്. മാത്രവുമല്ല, നഗ്നരാക്കിയ നവജാത ശിശുക്കളെ ബലിപീഠത്തിൽ വയ്ക്കാറുമുണ്ട്. ആൺകുട്ടികളുടെ കഴുത്ത് മുറിച്ച ശേഷം അവിടെ നിന്ന് വരുന്ന രക്തമാവും കാസയിൽ ഒഴിക്കുന്നതിന് ഉപയോഗിക്കുക. ക്രിസ്ത്യൻ പ്രാർത്ഥനകളെ തലതിരിച്ചാണ് ഇവർ ചൊല്ലുക. “God” and “evil” for “good” എന്നീ പ്രയോഗങ്ങളാ‍ണ് “Satan” നെ വർണ്ണിക്കാൻ കറുത്ത് കുർബ്ബാനയിൽ ഉപയോഗിക്കുന്നത്. നിന്ദ്യമായ പദപ്രയോഗങ്ങളാണ് കറുത്ത കുർബ്ബാനയിൽ ഉടനീളം ഉപയോഗിക്കുക. ക്രിസ്തുവിന്റെ അടയാളമായ കുരിശിനെ നിന്ദിക്കുന്നതിനായി കാൽ‌വെള്ളയിലാണ് അവർ കുരിശ് പച്ചകുത്താറുണ്ട്. വിശുദ്ധ വസ്തുക്കളെയും കുരിശിനെയും തുപ്പുക, ചവിട്ടുക തുടങ്ങിയവയും കറുത്ത കുർബ്ബാനയുടെ ഭാഗമാണ്. കറുത്ത കുർബ്ബാന മദ്യപാനത്തിലും മദിരാക്ഷിയിലുമാവും അവസാനിക്കുക. ഇതിൽ പച്ച മാംസവും മറ്റും ഉപയോഗിക്കാറുണ്ടെന്ന വ്യത്യസ്ത അഭിപ്രായവും നിലവിലുണ്ട്. “In nomine Domini Dei nostri Satanae Luciferi Excelsi” എന്നീ ഫ്രഞ്ച് പദങ്ങളാണ് മൂന്ന് കുർബ്ബാനകളിലും ഉപയോഗിക്കുക. എന്നിരുന്നാലും ഇംഗ്ലിഷ്, ഫ്രഞ്ച്, ലത്തീൻ എന്നീ ഭാഷകൾ കലർന്ന ഒരു രീതിയാണ് മിക്ക കറുത്ത കുർബ്ബാനകളിലും കാണുന്നത്. “Ave, Satanas!” എന്ന പ്രയോഗത്തോടെയാണ് എല്ലാ കറുത്ത കുർബ്ബാനകളും അവസാനിക്കുക. കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. 1 കപ്പ്‌ ഗോതമ്പുപൊടിയും ഒരു പഴവും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം 😋😋 1 കപ്പ്‌ ഗോതമ്പുപൊടിയും ഒരു പഴവും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം 😋😋 1 കപ്പ്‌ ഗോതമ്പുപൊടിയും ഒരു പഴവും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം 😋😋 എന്നും ഒരേ പലഹാരം എന്നണോ വീട്ടിൽ കേൾക്കുന്ന പരാതി 1 കപ്പ് ഗോതബുപൊടിയും 1 പഴവും ഉണ്ടെങ്കിൽ അതിനിതാ ഒരു പരിഹാരം. മിനിറ്റുകൾക്കുളിൽ ആർക്കും തയ്യാറാക്കാം ഈ കിടിലൻ പലഹാരം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. പുതുരുചി തേടുന്നവർക്കും വത്യസ്തത ഇഷ്ട്ടപെടുന്നവർക്കും തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന പുതുമയുള്ള ഒരു പലഹാരം. നമ്മളിൽ പലരും പലതരത്തിൽ ബോണ്ടകൾ തയാറാക്കുന്നവരായിരിക്കും, എന്നാൽ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഒന്നും തന്നെ ഇല്ലാത്ത നമ്മുക്ക് വളരെ എളുപ്പത്തിൽ നല്ല ടെസ്റ്റിൽ തന്നെ നമ്മുക്ക് ഈ ബോണ്ട തയാറാക്കി എടുക്കാൻ പറ്റും. അപ്പൊ നമ്മുക്കിതു ഒന്നു ട്രൈ ചെയ്തു നോക്കിയാലോ പിന്നെ നിങ്ങൾക്കി വീഡിയോ ഇഷ്ട്ടപെട്ടാൽ LIKE ചെയ്യാനും COMMENT ചെയ്യാനും മറക്കല്ലേ… കൂടുതല്‍ വീഡിയോകള്‍ക്കായി Akhila’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Akhila’s kitchen പ്രണയിച്ച് നടക്കാനോ കല്യാണം കഴിക്കാനോ ഒന്നും ഇപ്പോൾ സമയമില്ല ആഗ്രഹം സിനിമാ സംവിധാനം നിവേദ തോമസ്! പ്രണയിച്ച് നടക്കാനോ കല്യാണം കഴിക്കാനോ ഒന്നും ഇപ്പോൾ സമയമില്ല ആഗ്രഹം സിനിമാ സംവിധാനം നിവേദ തോമസ്! പ്രണയിച്ച് നടക്കാനോ കല്യാണം കഴിക്കാനോ ഒന്നും ഇപ്പോൾ സമയമില്ല ആഗ്രഹം സിനിമാ സംവിധാനം നിവേദ തോമസ്! വെറുതേയല്ല ഭാര്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് നിവേദ തോമസ്. സൺ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത മൈ ഡിയർ ഭൂതം എന്ന കുട്ടികളുടെ സീരിയലിൽ അഭിനയിച്ചാണ് നിവേദ അഭിനയരംഗത്തേയ്ക്ക് എത്തിയത്. തന്റെ ആദ്യ സിനിമയിലൂടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. മലയാളത്തിനു പുറമേ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി നിവേദ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ മെഗാ സ്റ്റാറുകളായ കമൽഹാസന്റേയും രജനീകാന്തിന്റേയുമൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ പ്രേക്ഷകർക്കൊപ്പം പങ്ക് വച്ചിരുന്നു വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും താരം മനസ്സ് തുറന്നു. എന്നാൽ അതിന് താരത്തിന്റെ മറുപടി ഇതായിരുന്നു. ഇപ്പോൾ പ്രണയിക്കാനോ വിവാഹം ചെയ്യാനോ സമയമില്ല. സിനിമാ അഭിനയത്തിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വിവാഹത്തിന് സമയമാകുമ്പോൾ അത് നടക്കും. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് മോഹമുണ്ട്. അതിനായി ക്യാമറയ്ക്ക് മുൻപിലും പിന്നിലും നടക്കുന്ന കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ് താൻ എന്നാണ് താരത്തിന്റെ മറുപടി. അമിത രോമവളർച്ചയ്ക്ക് എന്നന്നേക്കുമായി പരിഹാരം വീട്ടിൽ ഉണ്ട് അമിത രോമവളർച്ച ഇല്ലാതാക്കാൻ പുളിച്ചു തികട്ടൽ അല്ലെങ്കിൽ നെഞ്ച് ഏരിച്ചൽ പ്രതിവിധി എന്ത് പുളിച്ചു തികട്ടലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം എങ്ങനെ മനസിലാക്കാം…? റേഷൻ കടകളോട് ചേർന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കും. കശുവണ്ടിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൈവിരൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൽ പതിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ തിരിച്ചറിയലിന് കണ്ണിന്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പാക്കും. പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു, സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്; 3022 പേര്‍ രോഗമുക്തി നേടി, 18 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകള്‍ പരിശോധിച്ചു. ചികിത്സയിലുള്ളത് 39,285 പേര്‍. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്ത് 27 ന് മരണമടഞ്ഞ മലപ്പുറം സ്വദേശി മൂസ (72 സെപ്തംബര്‍ ഒന്നിന് മരണമടഞ്ഞ മലപ്പുറം കാടാമ്പുഴ സ്വദേശിനി കമലാക്ഷി (69 3ന് മരണമടഞ്ഞ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി മാരിയപ്പന്‍ (70 6ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശിനി പി. അയിഷ (65 7ന് മരണമടഞ്ഞ പാലക്കാട് കീഴൂര്‍ സ്വദേശി ദാമോദരന്‍ നായര്‍ (80 8ന് മരണമടഞ്ഞ പാലക്കാട് നൂറനി സ്വദേശിനി പാത്തുമുത്തു (59 കണ്ണൂര്‍ സ്വദേശി ഗംഗാധരന്‍ (70 12ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി സുബൈദ (60 13ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി വി കെ അസിയ (70 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73 17ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ഭാഗീരഥി അമ്മ (82 തിരുവനന്തപുരം റസല്‍പുരം സ്വദേശി രമണി (65 തിരുവനന്തപുരം കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57 18ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി അബ്ബാസ് (63 19ന് മരണമടഞ്ഞ മലപ്പുറം പറവണ്ണ സ്വദേശി ദേവകി (83 മലപ്പുറം ചേലക്കാട് സ്വദേശി മുഹമ്മദ് കുട്ടി (82 മലപ്പുറം മേലുമുറി സ്വദേശി അബ്ദുള്ള (65 20ന് മരണമടഞ്ഞ മലപ്പുറം താനൂര്‍ സ്വദേശിനി ഖദീജ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 553 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 497, കോഴിക്കോട് 340, മലപ്പുറം 336, എറണാകുളം 278, കണ്ണൂര്‍ 262, കൊല്ലം 183, തൃശൂര്‍ 176, പാലക്കാട് 157, കോട്ടയം 148, ആലപ്പുഴ 104, കാസര്‍ഗോഡ് 101, ഇടുക്കി 45, വയനാട്, പത്തനംതിട്ട 13 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂര്‍ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂര്‍ 39, കാസര്‍ഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,93,129 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,778 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2681 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14 പടിയൂര്‍ (4,7, 9(സബ് വാര്‍ഡ് 12 ഉദയഗിരി (1 തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13 അണ്ടൂര്‍കോണം (8 തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22 വലപ്പാട് (സബ് വാര്‍ഡ് 6 എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14 മാറാടി (സബ് വാര്‍ഡ് 4 പാലക്കാട് ജില്ലയിലെ അയിലൂര്‍ 17 തച്ചമ്പാറ (4 ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 4 വയനാട് ജില്ലയിലെ തവിഞ്ഞല്‍ (12, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരേ ദിവസം 25 ഫാര്‍മസികള്‍ തുറന്ന് ലൈഫ് ഫാര്‍മസി ദുബയ്: യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയുള്ളതും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ലൈഫ് ഫാര്‍മസി ഒരേ ദിവസം 25 ഫാര്‍മസികള്‍ തുറന്നു. ബ്രാന്‍ഡായ ലൈഫ് യുഎഇ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വിപണി. ദുബയ്: കൂടുതല്‍ സുരക്ഷിതമായ ഇമാര്‍ക്കറ്റ് ട്രേഡ് ഫ്‌ലോ പ്ലാറ്റ്‌ഫോമുകളുടെയും രാജ്യ പങ്കാളിത്തത്തിന്റെയും ആഗമനത്തോടെ യുഎഇ ലോകത്തിലെ ഏറ്റവും കോഴിക്കോട് സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് പാഠം: എം.എ റഷീദിന് ഗിന്നസ് റെക്കോര്‍ഡ് സമ്മാനിച്ചു ദുബയ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് പാഠത്തിന് ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടിയ പവര്‍ അപ് വേള്‍ഡ് കമ്യൂണിറ്റി (പിഡബഌുസി ദുബയിലെ തൃശ്ശൂര്‍ പൂരം ഡിസംബര്‍ 17 ന് ദുബയ്: ലോക ചരിത്രത്തില്‍ ആദ്യമായി തൃശൂരിന് പുറത്തേക്ക് ത്രിശ്ശൂര്‍ പുരം എത്തിച്ച കൂട്ടായ്മയായ 'മമടെ ത്രിശ്ശൂര്‍' ഒരിക്കല്‍ കൂടി ദുബയില്‍ തൃശ്ശൂര്‍ ദുബൈയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ആഫ്രിക്കന്‍ യുവതിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും ദുബൈ: ആറ് കിലോഗ്രാം മയക്കുമരുന്നുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കന്‍ യുവതി പിടിയിലായ കേസില്‍ ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച ദുബൈ ക്രി ദുബായ് എക്‌സ്‌പോയില്‍ തിളങ്ങി ആസാ ഗ്രൂപ്പ് നടന്‍ ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബയ് ജബല്‍ അലിയില്‍ ക്ഷേത്രം നിര്‍മിക്കുന്നു; ഉദ്ഘാടനം ദസറ ദിനത്തില്‍ അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്. പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ നല്‍കി ദുബയ് ഭരണാധികാരി ദുബയ്: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് ദുബയ് ഭരണാധികാരിയുടെ ആദരം. രക്ഷകരായ രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാന കാലാവധി കഴിഞ്ഞ റസിഡന്‍സ് വീസയുടെ കാലാവധി നീട്ടി ദുബയ് കാലാവധി കഴിഞ്ഞ ദുബയ് റെസിഡന്റ് വിസകളെല്ലാം 2021 നവംബര്‍ 10 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് വ്യക്തമാക്കി. കൊവിഡ്; കൂടുതല്‍ ഇളവുകള്‍ നല്‍കി ദുബയ് ദുബയ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ദുബയ് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബയ് വിനോദ സഞ്ചാര വാണിജ്യ വിപ ദുബയ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല വ്യാഴാഴ്ച രാവിലെ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം. ദുബയ് ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി ദുബയ്:ദുബയിലെ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബുമായി ദുബയ് വിമാനത്താവളം വിമാനത്താവളത്തില്‍ വന്നിറിങ്ങുന്ന മുഴുവന്‍ യാത്രക്കാരുടേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധനാ കേന്ദ്രം ദുബയ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നു ദുബയ്: ലോകത്തിലെ ഏറ്റവും വലുതും അത്യാധുനിക രീതിയിലുള്ളതുമായ കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താനായി ദുബയ് അന്താരാഷ്ട്ര വിമാനത്താവ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍ ദുബയ്: ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര സ്റ്റോറിനുള്ള ഗിന്നസ് റെക്കോര്‍ഡുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍. പരമ്പരാഗത ജെന്റ്സ് ഫാഷന്‍ ബ്രാന്‍ഡായ തലാല്‍ യുഎഇയിലെ കൊവിഡ് വ്യാപനം പ്രവാസികള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് റദ്ദാക്കുന്നു ദുബയ് ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതോടെ നാട്ടിലേക്കുള്ള യാത്ര പ്രവാസികള്‍ നീട്ടിവെക്കുന്നു. പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള കണ്ണൂര്‍ കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു ദുബയ്: കണ്ണൂര്‍ ചേലേരി കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു. കയ്യങ്കോട് ദാറുല്‍ അമാനില്‍ അബ്ദുല്ല മുസ്‌ല്യാര്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 2,000 പിന്നിട്ടു മൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് ഒരു വര്‍ഷത്തെ ശമ്പളം നല്‍കിയില്ല; ജീവനക്കാരന്‍ കട കത്തിച്ചതിന് നഷ്ടപരിഹാരം തേടി ഉടമ കോടതിയില്‍ സെയില്‍സ്മാന് തൊഴിലുടമ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ദുബായ് ക്രിമിനല്‍ കോടതിയിലെ രേഖകളില്‍ പറയുന്നു. ദുബയ് ഭരണാധികാരിയെ ഇംഗ്ലീഷ് പഠിപ്പിച്ച മറിയാമ്മ വര്‍ക്കി അന്തരിച്ചു യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും രാജകുടുബാംഗങ്ങളും ഇവരുടെ ശിഷ്യരാണ്. 10 വര്‍ഷത്തെ ഒളിവു ജീവിതം: ഫ്രഞ്ച് മയക്കുമരുന്ന് തലവന്‍ ദുബയില്‍ പിടിയിലായി 2015ല്‍ ഫ്രഞ്ച് കോടതി ഇയാളെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന് ദുബയ് വിടനല്‍കി ആധുനിക ദുബയ്ക്ക രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനു വേണ്ടി രാത്രി യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടന്നു. കൊവിഡ് രോഗികളെ കണ്ടെത്താന്‍ യുഎഇ പോലിസ് നായ്ക്കളെ രംഗത്തിറക്കി കൊവിഡ് ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റമാണ് കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ദുബൈയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ വഹീദ് നിര്യാതനായി; ദുബയില്‍ ഖബറടക്കി കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ് ബാധിതനായി ദുബയില്‍ ചികിത്സയിലായിരുന്നു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കവര്‍ച്ചാ ശ്രമം: ദുബൈയില്‍ ഇന്ത്യക്കാരന് 6 മാസം തടവ് ദുബായ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് നേപ്പാളി സ്വദേശിയില്‍ നിന്നും പണം കവരാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെ പിടികൂടി ജയിലിലടച്ചു. ദുബായ് അല്‍ഖുസൈസിലെ ഒ ജിഡിആര്‍എഫ്എ ദുബായുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം ദുബായ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ഫോറിനേഴ്‌സ് അഫയേഴ്‌സ് തങ്ങളുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ പുത കൊവിഡ് വ്യാപനം: ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി ദുബയ്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ ദുബയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെടണം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ ദുബയ് വഴി സൗദിയിലെത്താന്‍ യാത്രതിരിച്ച് ദുബയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് സൗദിയുടെ അപ്രതീക്ഷിത യാത്രാവിലക്കില്‍ ദുബയില്‍ കുടുങ്ങിയത്. മോഷ്ടിച്ച വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍; യുഎഇയില്‍ വിദേശി യുവതി അറസ്റ്റില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഗൃഹനാഥയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ദുബയില്‍ രണ്ട് ജിംനേഷ്യങ്ങളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് ജിംനേഷ്യങ്ങളും ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുമാണ്് അടച്ചുപൂട്ടിയത്. യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; യുഎഇയില്‍ ഇന്ത്യക്കാരന് ജീവപര്യന്തം തടവ് മദ്യലഹരിയിലായിരുന്ന പ്രതി 39കാരിയായ ഇന്ത്യക്കാരി യുവതിയെ കത്തി മുനയില്‍ നിര്‍ത്തിയാണ് പീഡിപ്പിച്ചത്. സ്വകാര്യ വാഹനങ്ങള്‍ ഈ ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹമാണ് പിഴ. കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് ഗോള്‍ഡന്‍ വിസ ദുബൈ കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. കഴിഞ്ഞ ദിവസം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേ മുത്തലാഖ് നിരോധന ബില്‍ രാജ്യ സഭയില്‍ പാസായി. 86 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ പാസായതോടെ മുത്തലാഖ് ചൊല്ലിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഇതിനു പുറമേ മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷത്തെ തടവും പിഴയും ലഭിക്കുന്ന കുറ്റവുമാണ്. ബില്‍ അവതരണത്തിനിടെ പ്രതിഷേധിച്ച് ജെഡിയു, അണ്ണാ ഡിഎംകെ എന്നീ കക്ഷികള്‍ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വെയ്ക്കുന്നതോടെ ബില്‍ നിയമമാകും. കേരളത്തിൽ പ്രളയ സെസ് നാളെ മുതല്‍ 928 ഉൽപ്പന്നങ്ങൾക്ക് സെസ് ബാധകം കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് ജനാബ് പി എച്ച് അബ്ദുള്ള മാസ്റ്റർക്ക് സ്വീകരണവും ഇശൽ വിരുന്നും ദുബായിൽ ആഗസ്ത് 2 ന് ഒമിക്രോൺ മുൻകരുതൽ ഇന്ത്യയിൽ കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടി യുഎഇയുടെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി ദേശീയ ദിന ആശംസകൾ നേർന്ന് എം.എ. യൂസഫലി Info • അബൂദാബി • ഇന്ത്യ • കേരളം എം കെ അബ്ദുള്ള ഹാജിക്ക് അന്ത്യാഞ്ജലി Info • ആരോഗ്യം • ഇന്ത്യ • കേരളം കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദം ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നി‍ർദേശം Info • അന്തർദേശീയം • ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ പുതിയ കോവിഡ് വകഭേദത്തിൽ ആശങ്ക ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ളവരെ കർശന പരിശോധനക്ക് വിധേയമാക്കും സെഹയുടെ എല്ലാ ഡ്രൈവ്-ത്രൂ സെന്ററുകളും ദേശീയ ദിന അവധി ദിനങ്ങളിൽ തുറന്നിരിക്കും. 2021-11-30 യുഎഇയുടെ ദേശീയ ദിനത്തിൽ എക്സ്പോയിലേക്ക് എല്ലാവർക്കും സൗജന്യപ്രവേശനം 2021-11-30 യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു 2021-11-30 കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും 2021-11-30 കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. – Shalimar Ibrahim കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. സില്‍വര്‍ സ്റ്റോമില്‍ നിന്നുള്ള 20 വര്‍ഷത്തെ അനുഭവസമ്പത്തിന്റെ പിന്തുണയിലാണ് അതിരപ്പിള്ളിയില്‍ ചാലക്കുടി പുഴയോരത്ത് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള അതിമനോഹരമായ പ്രകൃതിഗ്രാമത്തിന്റെ കരാര്‍ എടുക്കുന്നത്. പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. എന്റെ കാഴ്ചപ്പാടില്‍ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇതാണെന്ന് തന്നെ ഞാന്‍ പറയും. എറണാകുളം ഡിറ്റിപിസിയില്‍ നിന്ന് പ്രകൃതിയുടെ ഈ സമ്മാനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യമൂണ്ടായിരുന്നു. അതോടൊപ്പം സാധാരണക്കാരന്‌ 20 രൂപ ടിക്കറ്റില്‍ സ്വന്തം കുടുംബത്തോടൊപ്പം ഉല്ലസിക്കാനും അവരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും പറ്റിയ മനോഹരമായ ഒരിടമാണ് പ്രകൃതിഗ്രാമം വ്യവസായിക വളര്‍ച്ചയോട് മുഖം തിരിക്കുന്ന കേരളം കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. വ്യവസായിക വളര്‍ച്ചയോട് മുഖം തിരിക്കുന്ന കേരളം വികസന കുതിപ്പിൽ ദുബായിയെ മാതൃകയാക്കാം! January 28, 2021 കുടംബത്തോടൊപ്പം, നിങ്ങളോരോരുത്തരുടെയും സുന്ദരമായ സമയം ചിലവഴിക്കാൻ നിങ്ങൾക്കായി ഞാൻ പ്രകൃതി ഗ്രാമം സമർപ്പിക്കുന്നു പ്രകൃതിയുടെ വരദാനമെന്ന് തന്നെ പറയാവുന്ന ഒരു സ്ഥലം. October 20, 2020 അഭിനേതാക്കള്‍ റഹ് മാന്‍,എൽഹാം മിർസ,നിഷാൻ കെ പി നാനയ്യ,അനൂപ് മേനോൻ ,തലൈവാസൽ വിജയ്,ഗോവിന്ദ് പദ്മസൂര്യ ,അജു വര്‍ഗീസ്‌ ,അനൂപ് ചന്ദ്രൻ,ജനാർദ്ദനൻ,കല്‍പ്പന,ഡൽഹി ഗണേഷ് എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുകയും സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സുകുമാരന്‍ പ്രധാന… വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന ഇപ്പോൾ നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം മുമ്പ് തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം ചെ ചെറിയ തിരുത്ത്. ഇപ്പോൾമുമ്പ് 14:08, 26 സെപ്റ്റംബർ 2017‎ Visbot സംവാദം സംഭാവനകൾ‎ 129 ബൈറ്റുകൾ +30‎ ഇപ്പോൾമുമ്പ് 20:47, 25 ഡിസംബർ 2016‎ 19725 സംവാദം സംഭാവനകൾ‎ (ചെ 99 ബൈറ്റുകൾ -6‎ കഴിഞ്ഞ ദിവസങ്ങളിൽ ബജറ്റിനെക്കുറിച്ചായിരുന്നു എല്ലായിടത്തും ചർച്ച. കേന്ദ്രബജറ്റും കേരളബജറ്റും തൊട്ടടുത്ത ദിവസങ്ങളിലായതിനാൽ ചർച്ചയ്ക്കും താരതമ്യത്തിനും അവസരം ധാരാളമുണ്ടായിരുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിനുമുമ്പ് വരാൻപോകുന്ന പ്രഖ്യാപനങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമെല്ലാം പ്രവാസലോകം സംസാരിച്ചുകൊണ്ടിരുന്നു. വന്നുകഴിഞ്ഞപ്പോൾ അതിന്റെ മേന്മയെക്കുറിച്ചും വീഴ്ചകളെക്കുറിച്ചുമായി സംസാരം. എല്ലാ ബജറ്റിന്റെ വേളകളിലും ഇത്തരത്തിൽ അതത് സർക്കാരിന്റെ രാഷ്ട്രീയം നോക്കിത്തന്നെയാണ് പ്രവാസിസംഘടനകളുടെ പ്രതികരണം ഏറെയും ഉണ്ടാവാറുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. അതേസമയം പ്രവാസികളുടെ വിഷയത്തിൽ കേന്ദ്രബജറ്റ് യാതൊരു സ്നേഹവും പരിഗണനയും കാണിച്ചില്ലെന്ന ആവലാതി എല്ലായിടത്തുനിന്നും ഉയർന്നു. അക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷവും ഐക്യമുന്നണിയുമെല്ലാം ഒരേസ്വരത്തിൽ സംസാരിച്ചപ്പോൾ കേന്ദ്രഭരണക്കാർ ആരും കാര്യമായി പ്രതികരിക്കാനോ പ്രതിരോധിക്കാനോ എത്തിയില്ല. അല്ലെങ്കിൽ അവർക്ക് അതിനുള്ള പടക്കോപ്പ് കിട്ടിയില്ലെന്നും പറയാം. ഓരോ ബജറ്റ് വരുമ്പോഴും പ്രവാസികൾ പലതും മോഹിക്കാറുണ്ട്. ആഗ്രഹങ്ങൾ പറയാറുണ്ട്. വിമാനയാത്രാക്കൂലി മുതൽ തുടങ്ങും പരാതികളുടെ പട്ടിക. എന്നാൽ, ഇക്കാര്യത്തിലൊക്കെ തീർത്തും മൗനമായിരുന്നു ഇത്തവണത്തെ കേന്ദ്രബജറ്റിൽ. പ്രവാസി എന്ന വാക്ക് അബദ്ധത്തിൽപ്പോലും അരുൺ ജെയ്റ്റ്‌ലിയുടെ വായിൽനിന്ന് പുറത്തുവന്നില്ല. പ്രവാസി ഒരു വോട്ടുബാങ്കായിമാറിയാൽ മാത്രമേ ഇതിനെല്ലാം പരിഹാരമാവൂ എന്ന പതിവ് പല്ലവി ആവർത്തിച്ച് പ്രവാസി അതങ്ങ് മറന്നു. എന്നാൽ, പിറ്റേദിവസം ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് വന്നപ്പോൾ പ്രവാസികൾക്ക് അൽപ്പം ഊർജ്ജം കിട്ടിയതുപോലെയായി. ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നവന് എന്തെങ്കിലും കിട്ടിയാൽ അതൊരു സദ്യതന്നെയാവുമെന്ന് എല്ലാവർക്കും അറിയാം. അക്കാര്യത്തിൽ കേരള സർക്കാരും തോമസ് ഐസക്കും കൈയടിനേടി എന്നുപറഞ്ഞൊലും തെറ്റാവില്ല. ഇതുവരെ ഇല്ലാത്തവിധം എൺപത് കോടിയിലേറെ രൂപയാണ് പ്രവാസിക്ഷേമത്തിനായി പിണറായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. നാട്ടിൽ ചെലവുചുരുക്കിയും മുണ്ടുമുറുക്കിയും ഇടപാട് നടത്തിക്കൊണ്ടുപോകുന്നതിനിടയിൽ ലഭിച്ച ഈ കോടികൾ എന്തായാലും പ്രതീക്ഷയ്ക്ക് വകനൽകുന്നതുതന്നെയാണ്. എന്നാൽ, പ്രയോഗത്തിൽവരുമ്പോൾ ഇതെല്ലാം എങ്ങനെയായിരിക്കുമെന്നകാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ എതിരാളികൾ സാങ്കൽപ്പികമായ സ്വപ്നബജറ്റായി ഇതിനെ ആക്ഷേപിച്ചത്. ഗൾഫ് നാടുകൾ ഇനി പഴയതുപോലെയാവില്ല എന്ന് ഇവിടെ ജീവിക്കുന്നവർ ആശങ്കപ്പെടുന്നുണ്ട്. സ്വദേശിവത്‌കരണവും സാമ്പത്തികരംഗത്തെ അസ്വസ്ഥതകളുമെല്ലാം പ്രവാസി മലയാളികൾക്കിടയിൽ ഏറെ ആശങ്കസൃഷ്ടിച്ചിട്ടുണ്ട്. തൊഴിൽ സുരക്ഷിതത്വം തന്നെയാണ് ഏവരെയും അലട്ടുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഉയരാത്ത വരുമാനവും തൊഴിലിടത്തിലെ അനിശ്ചിതത്വവുമെല്ലാം അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതുവരെയില്ലാത്തവിധം നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ആസന്നമായി എന്നൊരു തോന്നൽ എല്ലായിടത്തുമുണ്ട്. ഈ അവസ്ഥകളെ എങ്ങനെ നേരിടണമെന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം എത്രമാത്രം തയ്യാറായിട്ടുണ്ടാവും എന്നതുമാണ് ഇനി ആലോചിക്കേണ്ടകാര്യം. പ്രവാസിച്ചിട്ടിയിൽ ചേരുന്നവന് ഇൻഷുറൻസും പെൻഷനും എന്നൊക്കെയുള്ള പ്രഖ്യാപനം എത്രമാത്രം സ്വീകാര്യമാവും എന്നതും ചിന്തനീയം. അതേസമയം പ്രവാസലോകത്തെക്കൂടി കണക്കിലെടുത്താണ് കിഫ്ബിയുടെപേരിൽ കേരളം സ്വപ്നങ്ങളും പദ്ധതികളും നെയ്തുകൂട്ടുന്നത്. പ്രവാസലോകത്തുനിന്ന് അതിനായി എത്രമാത്രം കിട്ടും എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. പ്രവാസിക്ഷേമത്തിനും പ്രവാസം തേടുന്നവർക്കുമായി എൺപതു കോടി നീക്കിവെച്ചതും രണ്ടാമത് ലോകകേരള സഭയുടെ നടത്തിപ്പിനും മറ്റുമായി 19 കോടി അനുവദിച്ചതും ഇതിനിടയിൽ ഏറെ ആശ്വാസംനൽകുന്ന പ്രഖ്യാപനങ്ങളാണ്. വാർഷികവരുമാനം ഒരു ലക്ഷത്തിൽ താഴെയായവർക്ക് ആശ്വാസമെന്ന നിലയിലാണ് 16 കോടി രൂപ നീക്കിവെച്ചിരിക്കുന്നത്. വിദേശനാടുകളിലെ തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും അതുസംബന്ധിച്ച ചൂഷണങ്ങൾ തടയാനുമായി പ്രത്യേകമായ ജോബ് പോർട്ടലാണ് സംസ്ഥാനസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായിരിക്കും എട്ടുകോടി വിനിയോഗിക്കുന്നത്. പ്രവാസികളുടെ പൂർണവിവരങ്ങൾ ക്രോഡീകരിച്ച് ഡാറ്റാ ബേസ് ഉണ്ടാക്കാൻ ഏഴുകോടി വകയിരുത്തിയിട്ടുണ്ട്. വിദേശത്തുൾപ്പെടെ പുതിയ തൊഴിൽസംരംഭങ്ങൾ നടത്താനാഗ്രഹിക്കുന്നവർക്ക് വേണ്ട ഉപദേശനിർദേശങ്ങൾ നൽകാനായി ബിസിനസ് ഫെലിസിറ്റേഷൻ സെന്ററുകൾ തുറക്കാനാണ് മറ്റൊരു നിർദേശം. ഇതിനായി 17 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതൊക്കെ വർഷങ്ങളായി പ്രവാസി സംഘടനകളും മാധ്യമങ്ങളുമെല്ലാം ഉന്നയിക്കുന്ന വിഷയങ്ങളാണ്. ജോബ് പോർട്ടലും ഉദ്യോഗാർഥികളെ മറുനാട്ടിലേക്ക് പോയി പണിയെടുക്കാൻ ഒരുക്കിനിർത്തുന്നതുമെല്ലാം എന്നോ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ്. ഇപ്പോഴെങ്കിലും അതിനെക്കുറിച്ചൊക്കെ നാം ആലോചിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ ചെറിയ സന്തോഷം നൽകുന്നകാര്യം. എന്നാൽ, കഴിഞ്ഞ ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാതെ അതിന്റെ ആവർത്തനമാണ് തോമസ് ഐസക് ഇപ്പോഴും നടത്തിയിരിക്കുന്നതെന്ന് വിമർശനവും ഉയരുന്നുണ്ട്. കോടികളുടെ കണക്ക് പറയുന്നവർ കഴിഞ്ഞ ബജറ്റിൽ പറഞ്ഞ വർധിപ്പിച്ച പെൻഷൻ ഇന്നുവരെ നടപ്പാക്കിയിട്ടില്ലെന്നും ഓർമിപ്പിക്കുന്നു. മുഖ്യമന്ത്രിയായശേഷം ആദ്യമായി ദുബായിലെത്തിയപ്പോൾ പിണറായി വിജയൻ ദുബായിൽ പറഞ്ഞ കാര്യങ്ങളും ലോക പ്രവാസി സഭയിൽ പറഞ്ഞതും ബജറ്റിൽ കാണാനില്ലല്ലോ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്തായാലും ഒന്നും തരാതെയും മിണ്ടാതെയുംപോയ കേന്ദ്രത്തെക്കാൾ ഭേദമാണിതെന്നുകരുതി ആശ്വസിക്കുകയെങ്കിലുമാവാം ഇപ്പോൾ. ഷാർജയിൽ ഒരു കള്ളനും പോലീസും കളി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (03-09-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ Vision News സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും Asian Metro News സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും ക്രിസ്തുമസ്‌കാലത്തെ വ്യാജവാറ്റ് തടയാന്‍ കര്‍ശന നടപടികളുമായി എക്സൈസ് ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യം, മയക്കുമരുന്ന് എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റും വ്യാജ മദ്യവിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനുവരി മൂന്ന് വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ഷേത്ര വഞ്ചി കുത്തി തുറന്നു മോഷണം പ്രതി അറസ്റ്റിൽ കൊട്ടാരക്കര: മേലില വില്ലേജിൽ ചെങ്ങമനാട് ആശ്രമ നഗറിലുള്ള കല്ലൂർകാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു നടപന്തലിലും വച്ചിരുന്ന കാണിക്ക വഞ്ചി കുത്തിത്തുറന്ന് ഉദ്ദേശം 20 ,000 രൂപയോളം അപഹരിച്ച കൊട്ടാരക്കര കിഴക്കേക്കര തോട്ടവിള ഡോ: ബി. ആർ അംബേദ്കർഭരണ ഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളി കൊട്ടാരക്കര:ഭരണഘനാശില്പിയും, പ്രഥമ നിയമ മന്ത്രിയും ആയിരുന്ന ഡോ: ബി. ആർ അംബേദ്കർഅടിച്ചമർത്തപ്പെട്ടവർക്കും അസ്പുശ്യ ജനതയ്ക്കും ഭരണഘടനാ പരിരക്ഷകളിലൂടെ സമത്വം ഉറപ്പാക്കിയ പോരാളിയാണെന്ന് ദളിത് ഫ്രണ്ട്(എം)സംസ്ഥാന പ്രസിഡന്റ്‌ ഉഷാലയം ശിവരാജൻ പറഞ്ഞു.ദളിത് ഫ്രണ്ട്(എം)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രസ്സ് ക്ലബ് ഹാളിൽ യുനെസ്‌കോ ആഗോളപഠനനഗര ശൃംഖലയിലെ സാന്നിധ്യം വൈജ്ഞാനിക സാമ്പത്തിക സമൂഹമായി മാറുന്നതിന്റെ ഭാഗം: മന്ത്രി എം വി ഗോവിന്ദൻ യുനെസ്‌കോയുടെ ഗ്ലോബൽ ലേണിംഗ് സിറ്റി (ആഗോളപഠനനഗര) ശൃംഖലയിൽ തൃശൂർ കോർപ്പറേഷനെയും നിലമ്പൂർ നഗരസഭയേയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിന്റെ വൈജ്ഞാനിക സാമ്പത്തിക സമൂഹമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു സന്തോഷ് ട്രോഫി മത്സരത്തിന് ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സൗജന്യമായി നല്‍കും കൊച്ചി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 2021 നവമ്പര്‍ 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്‌ബോള്‍ മത്സരത്തിനായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് വാടക ഒഴിവാക്കി നല്‍കാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം 14ഇന സൗകര്യങ്ങള്‍ നല്‍കുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 3 കാർഷികോപദേശങ്ങൾ സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം 2 മണിക്കൂർ /panchayath-level-organisations/ 9 ഉത്പാദനോപാധികളുടെ ലഭ്യത കൃഷിഭവൻ മുഖേനയുള്ള വിത്ത്/ നടീൽ വസ്തുക്കളുടെ വിതരണം/ വിൽപ്പന കൃഷി ഭവനിലുള്ള ലഭ്യത അനുസരിച്ച് 10 ഉത്പാദനോപാധികളുടെ ലഭ്യത കൃഷി വകുപ്പിൻറ്റെ കീഴിലുള്ള കൃഷിത്തോട്ടം മുഖേന വിത്ത്/നടീൽ വസ്തുക്കളുടെ വിൽപ്പന കൃഷി ഭവനിലുള്ള ലഭ്യത അനുസരിച്ച് 11 ഉത്പാദനോപാധികളുടെ ലഭ്യത വിത്ത് ഗുണമേന്മ പരിശോധന(കൃഷിഭവൻ/വിത്തു പരിശോധനാ ശാലയിൽ നൽകുന്ന സാമ്പിളുകൾ) 30 ദിവസം /seed-testing-facilities/ 12 മറ്റു സേവനങ്ങള്‍ അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം 13 മറ്റു സേവനങ്ങള്‍ ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈധ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് 5 ദിവസം /free-electricity/ 18 മറ്റു സേവനങ്ങള്‍ സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസെൻസ് 45 ദിവസം /nursery-licence/ 21 കാർഷികോൽപന്നങ്ങളുടെ സംഭരണം വിള, വിസ്‌തൃതി, കാർഷികോൽപന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകൽ 3 ദിവസം /panchayath-level-organisations/ മലപ്പുറത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചിരുന്ന് ഓണമുണ്ണും Malappuram Life മലപ്പുറത്തെ പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചിരുന്ന് ഓണമുണ്ണും മലപ്പുറം ജില്ലയിലെ നന്നബ്രയിലെ വിവിധ ആരാധനാലായങ്ങളിലെ മസ്ജിദ്, ക്ഷേത്രം പണ്ഡിതരും കമ്മിറ്റി ഭാരവാഹികളും ഒന്നിച്ചിരുന്നു ഓണമുണ്ണുന്നു. കൊടിഞ്ഞിയിലെ പ്രത്യേക സാഹചര്യത്തില്‍ മതസൗഹാര്‍ദത്തിലുണ്ടായ ചെറിയ വിള്ളല്‍ അടച്ചു കൂടുതല്‍ ഭദ്രമാക്കുന്നതിനായി പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മറ്റിയാണു മത സൗഹാര്‍ദ്ദ പൂക്കളവും ഓണ സദ്യയും ഒരുക്കുന്നത്. ക്ഷേത്രങ്ങളിലെ പൂജാരിമാരും, പള്ളികളിലെ മുസ്ലിയാക്കന്മാരും ഒന്നിച്ചു ചേര്‍ന്ന് മത സൗഹാര്‍ദ്ദ പൂക്കളം തീര്‍ക്കുന്ന ചടങ്ങിലേക്ക് എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുകയാണു ഭാരവാഹികള്‍. ചടങ്ങില്‍ രമേശ് ചെന്നിത്തല, പി. സുരേന്ദ്രന്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നാളെ(29) രാവിലെ 11 മുതല്‍ ഒരു മണി വരെ കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. അതേ സമയം ഓണം-പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണസമൃദ്ധി പച്ചക്കറിച്ചന്ത ബുധനാഴ്ച തുടങ്ങും. പ്രാദേശികമായി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളാണ് ചന്തയില്‍ വില്‍പ്പന നടത്തുക. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്, ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെയും സഹകരണത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. വടക്കേമണ്ണയില്‍ ആരംഭിക്കുന്ന ചന്ത ബുധനാഴ്ച രാവിലെ പത്തിന് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിക്കും. ഓണം, പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ചു ജില്ലയില്‍ വിവിധ പരിപാടികളാണു നടക്കുന്നത്. കോട്ടക്കുന്നില്‍ ഓണം-ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. കോട്ടക്കുന്ന് കൂട്ടായ്മയും ഫോര്‍ട്ട്ഹില്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ആഘോഷത്തോടനുബന്ധിച്ച് കോട്ടക്കുന്നിലെ തൊഴിലാളികള്‍ക്ക് ഓണം ബക്രീദ് കിറ്റ് വിതരണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ആഘോഷ ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സക്കീന റസാഖ്, സംഘാടക സമിതി അംഗങ്ങളായ അബ്ദുറഹൂഫ് വരിക്കോടന്‍, നൗഷാദ് മാമ്പ്ര, എം.ടി.റഫീഖ് പ്രസംഗിച്ചു. താനൂര്‍ മണലിപ്പുഴ ജി.എം.എല്‍.പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്തംഗം എന്‍ പി.അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.നിസാര്‍, ഉസ്മാന്‍ മച്ചിങ്ങല്‍ ശൈലേഷ് കുമാര്‍, ഷഫീഖ്, പി.വി ബാബു പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂക്കള മത്സരവും കലാമത്സരങ്ങളും അരങ്ങേറി. ഉച്ചയ്ക്ക് നടന്ന ഓണസദ്യ നാട്ടുകാരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഓണസദ്യ ഒരുക്കിയത്. ഉച്ചക്ക് ശേഷം പൂര്‍വ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളും നടന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് യുവജന ക്ലബ്ബുകള്‍ സമ്മാന വിതരണം നടത്തി. സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലയിരുന്ന യുവാവ് മരിച്ചു. പാക്കടപ്പുറായ ഇരുകുളങ്ങര സല്‍മാന്‍ഫാരിസ് (19) ആണ് മരിച്ചത് കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു മലപ്പുറത്ത് പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് 76കാരി മരിച്ചു ബാറില്‍ നിന്നും പരിചയപ്പെട്ട യുവാവിനെ മയക്ക് സ്‌പ്രെ മുഖത്തടിച്ച് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു മലപ്പുറത്ത് പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് 76കാരി മരിച്ചു ബാറില്‍ നിന്നും പരിചയപ്പെട്ട യുവാവിനെ മയക്ക് സ്‌പ്രെ മുഖത്തടിച്ച് മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസില്‍ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍ മലപ്പുറം താനാളൂരില്‍ ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഏഴുവയസുകാരി മരിച്ചു മലപ്പുറത്ത് നിന്ന് ഇനി മൈസൂരിലേക്കും കെ.എസ്.ആര്‍.ടി.സയില്‍ ഉല്ലാസയാത്ര പോകാം പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രഹസ്യങ്ങള്‍ വെളിപ്പെടുത്തി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ മന്ത്രി വി. അബ്ദുറഹ്മാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാര്‍ദ്ദനന്റെ മകള്‍ വിവാഹിതായായി മുത്തുക്കോയ തങ്ങളുടെ പ്രസ്ഥാവന അവസരോചിതവും സ്വാഗതാര്‍ഹവും മന്ത്രി വി അബ്ദുറഹിമാന്‍ വഖഫ് ബോര്‍ഡ് നിയമനവുമായി ബനപ്പെട്ട് പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന കേരളാ സംസ്ഥ ജംഇയത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു വലിയ നവീകരണത്തിന് വഴിതെളിയിച്ച ഒന്നായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സിലിന്‍റെ തീക്ഷ്ണതയില്‍ യുവജനങ്ങളെ ക്രൈസ്തവദര്‍ശനത്തിലേക്ക് എത്തിക്കുവാന്‍ ക്രൈസ്തവ യുവജനപ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കേരളത്തിലും യുവജനകൂട്ടായ്മകള്‍ക്ക് ആരംഭമായി. കെ.സി.വൈ.എം. പ്രസ്ഥാനവും കേരളത്തിലെ കത്തോലിക്കാ യുവജന കൂട്ടായ്മ യുടെ മുന്നേറ്റമായി 39 വര്‍ഷം പിന്നിടുന്നു. കേരള കത്തോലിക്ക യുവജനപ്രസ്ഥാനം ഒരു ധാര്‍മ്മിക പ്രസ്ഥാനമായിട്ടാണ് സഭ കാണുന്നത്. ഇതിനെ ഈ രീതിയില്‍ നിലനിര്‍ത്തണമെങ്കില്‍ യുവാക്കളില്‍ വചനാധിഷ്ഠിതജീവിതം ആവശ്യമാണ്. ഒരു കത്തോലിക്കാ യുവാവിനെ സംബന്ധിച്ചിടത്തോളം എഴുതപ്പെട്ട വചനവും മാംസം ധരിച്ച വചനവും ഇരുകരങ്ങളിലും ഉണ്ടാകേണ്ട ആയുധങ്ങളാണ്. വി. പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ "എഴുതപ്പെട്ട വി. ലിഖിതം പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു മാനവകുലത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനമായിട്ടാണ് വചനം മാംസമായി നമ്മില്‍ വസിച്ചത്. അതിനാല്‍ത്തന്നെ സമൂഹത്തിന്‍റെ നിര്‍മ്മിതിയിലും, സമകാലീന പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ക്കും വചനാധിഷ്ഠിത ജീവിതം എല്ലാ യുവജനങ്ങളിലും ഉണ്ടായിരിക്കേണ്ടതാണ്. "യുവാക്കന്മാരെ നിങ്ങള്‍ ശക്തരാണ്" എന്ന് വി. യോഹന്നാന്‍ ശ്ലീഹാ ന്യായാവബോധത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ അതിനെ നല്ല ചിന്തയോടെ ഉള്‍ക്കൊള്ളാന്‍ യുവാക്കള്‍ തയ്യാറാകേണ്ടതാണ്. യുവത്വത്തിന്‍റെ ജീവിത വഴികളെ ശരിയായ ദിശയില്‍ നയിക്കുവാന്‍ ഇടവകതലം മുതല്‍ അവരെ പ്രാപ്തരാക്കുവാന്‍ നമുക്ക് ബാധ്യതയുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കെ.സി.വൈ.എം. പ്രസ്ഥാനം ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ യുവജനശാക്തീകരണത്തിന്‍റെ പല മേഖലകളിലും പലവിധ പടല പിണക്കങ്ങളിലും തര്‍ക്കവിഷയങ്ങളിലും തട്ടി കൂ ട്ടായ്മയെ അസ്ഥിരപ്പെടുത്തുന്നതും കണ്ടുവരുന്നു. കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഇത്തരം വിഷയങ്ങള്‍ മാറ്റാതെ യോജിപ്പിന്‍റെ തലങ്ങള്‍ കണ്ടെത്തി കൂട്ടായ്മയിലേക്ക് പോകുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്‍റെ പുതിയ പ്രസിഡന്‍റ് എന്ന നിലയില്‍, നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ വ്യതിചലിക്കാതെ പുതിയ മാറ്റങ്ങള്‍ ക്രൈസ്തവ ദര്‍ശനത്തില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ശ്രമിക്കും. യുവജനങ്ങളെ സഭയുടെ ഭാവി വാഗ്ദാനങ്ങളായി കണ്ടുകൊണ്ട് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കും. 2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡുമായും, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ പരിപാടികള്‍ ആവിഷ്കരിക്കും. മനുഷ്യപദ്ധതികള്‍ക്ക് അപ്പുറമായി ദൈവത്തിന്‍റെ ഹിതത്തിന് സമര്‍പ്പിക്കുന്നു. ഈ പ്രസ്ഥാനത്തിന് മികച്ച പിന്തുണ നല്‍കുന്ന സത്യദീപം വാരികയ്ക്ക് എല്ലാവിധ നന്ദി അറിയിക്കുന്നു. നമ്മൾ ജീൻസിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഏറ്റവും ജനപ്രിയമായ രണ്ട് ബ്രാൻഡുകൾ മിക്കവാറും അമേരിക്കക്കാരാണ് ലേവിയുടെ ഇറ്റാലിയൻ ഡീസൽ (അതെ, ഇനിയും നിരവധി കാര്യങ്ങളുണ്ടെന്ന് എനിക്കറിയാം, എന്നാൽ ഇവ രണ്ടും പൈയുടെ ഭൂരിഭാഗവും പങ്കിടുന്നു ലെവീസ് കുറച്ചുകൂടി ക്ലാസിക് ആയിരിക്കാം, കൂടാതെ ഡീസലിന് സാധാരണ ഇറ്റാലിയൻ ഫ്ലെയർ ഉണ്ട്. ചിലർ ഇത് വളരെയധികം ഇഷ്ടപ്പെടുന്നു, മറ്റുള്ളവർ വളരെ മോശമാണ് രണ്ടിനും ഗണ്യമായ എണ്ണം വ്യത്യസ്ത മോഡലുകൾ ഉണ്ട്, നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ് ഏത് ബ്രാൻഡാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്? ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: സ്റ്റൈലിഷ് പുരുഷന്മാർ » ഫാഷൻ » ലെവിയോ ഡീസലോ? നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. ലജ്ജയില്ലാതെ ഡിസൈൻ. അവരുടെ വലുപ്പവും മോഡലുകളും എനിക്ക് നന്നായി ഇഷ്ടമാണ്. കൂടാതെ ബാക്കി വസ്ത്രങ്ങളും മികച്ചതാണ്. എന്റെ നഗരത്തിൽ അവ വിറ്റ സ്റ്റോർ വളരെക്കാലം മുമ്പ് അടച്ചിരുന്നു, ഇപ്പോൾ ഞാൻ അവ ഓൺലൈനിൽ പിടിക്കണം എന്നതാണ് പ്രശ്‌നം. ലെവിസിനെക്കുറിച്ച് എനിക്ക് നല്ലത് ഒന്നും പറയാനാവില്ല, എനിക്ക് ഒന്നും ഇഷ്ടമല്ല. അമിതമായി ക്ലാസിക്, ഓവർറേറ്റ്. അവ പിതാവിന്റെ പാന്റാണ്. ക്ഷമിക്കണം, ലെവിയുടെ പാന്റിന് തികഞ്ഞ വലുപ്പമുണ്ട്, മിക്ക മോഡലുകൾക്കും അവയെ മോഡേൺ ആക്കുന്ന വിശദാംശങ്ങളുണ്ട് ബാക്കിയുള്ളവർ, ക്ലാസിക് ഇഷ്ടപ്പെടുന്നവരുമുണ്ട്, ലെവിയുടെ പുനർവിതരണം ചെയ്താൽ അത് എന്തെങ്കിലുമുണ്ടാകും ശരി, ആരംഭിക്കുന്നതിന്, ലെവിസ് വലുപ്പങ്ങൾ മോശമാണെന്ന് ഞാൻ ഒരു സാഹചര്യത്തിലും പറഞ്ഞിട്ടില്ല, വാചകം, ഡീസൽ വലുപ്പങ്ങളും മോഡലുകളും എനിക്ക് കൂടുതൽ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു. ഇത് ഒരു വ്യക്തിനിഷ്ഠമായ അഭിപ്രായമാണ്, ഇത് കുറയ്ക്കേണ്ടതാണ്, ഒരു അഭിപ്രായം, അതിനാൽ എനിക്ക് ഉത്തരം നൽകാനും അഭിസംബോധന ചെയ്യാനും നിങ്ങൾ എന്നെ കാണിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നാമെന്ന് ഞാൻ മനസ്സിലാക്കുന്നില്ല. എല്ലാ ആശംസകളും. ലെവിയോ ഡീസലോ അല്ല: പെപ്പെ ജീൻസ്. ഞാൻ യേശുവിനോടൊപ്പം കൂടുതൽ പോകുന്നു, എന്നാൽ ബ്രാൻഡുകളേക്കാൾ ഇത് മോഡലുകൾ ആയിരിക്കും, കാരണം എല്ലാ ബ്രാൻഡുകളും മോഡലുകളും പാറ്റേണുകളും പകർത്തുന്നു, ഓരോരുത്തർക്കും വ്യത്യസ്ത വിശദാംശങ്ങളോ ലേബലുകളോ മാത്രമേ ഉള്ളൂ. ഞാൻ ഡീസലിനൊപ്പം താമസിക്കുന്നു. ലെവിയുടെ പാന്റ്സ് എനിക്ക് ശരിക്കും ഇഷ്ടമാണ്, പക്ഷേ പല മോഡലുകളും എനിക്ക് ഇഷ്ടമല്ല. എനിക്ക് ഡീസൽ പാന്റിന്റെ ശൈലി നന്നായി ഇഷ്ടമാണ്, കാരണം ഇത് ഒരു ഇറ്റാലിയൻ ബ്രാൻഡും സ്റ്റഫും ആയിരിക്കാം, പക്ഷേ ഞാൻ ഡിസൈൻ ജീൻസാണ് ഇഷ്ടപ്പെടുന്നത്. കൂടാതെ, മറ്റ് വസ്ത്രങ്ങളിൽ ലെവിയേക്കാൾ ഞാൻ ഡിസൈൻ ഇഷ്ടപ്പെടുന്നു. യേശു, പെപ്പെ ജീൻസല്ല നല്ലതാണെങ്കിലും അവ അഭിരുചികളാണ്, പെപ്പെ ജീൻസും മോശമല്ല. പക്ഷേ, അവർ എനിക്ക് ഒരു ഗിഫ്റ്റ് വൗച്ചർ നൽകിയാൽ ഞാൻ അത് ഡീസലിൽ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. നാലുവർഷമായി ഞാൻ പെപ്പെ ജീൻസിൽ മാത്രമായി ജീൻസ് വാങ്ങുന്നുണ്ട്, അല്ലെങ്കിൽ എന്നെ ബോധ്യപ്പെടുത്തുന്ന ഒരു ബ്രാൻഡും ഇതുവരെ ഞാൻ കണ്ടെത്തിയില്ല. എന്റെ എളിയ കാഴ്ചപ്പാടിൽ, ലെവികൾ എന്തൊക്കെയാണ് (സാധാരണ ജീൻസും ഗ്രൈൻഡറും ഡിസൈൻ നന്നായി, ആളുകൾ പറയുന്നു അവർ തികഞ്ഞവരാണെന്ന് എനിക്ക് ഈൽ പോലെ തോന്നുന്നു ഡിസ്‌ക്വയേർഡ് ഭയാനകമായ, ജി-സ്റ്റാറും (ഇതെല്ലാം എന്റെ അഭിരുചിക്കനുസരിച്ച്)… മറുവശത്ത്, പെപ്പെ ജീൻസിൽ (പ്രത്യേകിച്ച് 73 ശേഖരത്തിൽ) നല്ലതും ആധുനികവുമായ ജീൻസുകൾ ഞാൻ കണ്ടെത്തുന്നു, നിങ്ങൾ പണം നൽകുന്നത് സംതൃപ്തമാണെന്ന് തോന്നുന്ന വിശദാംശങ്ങൾ അവ. ശരി, രണ്ടിൽ ഞാൻ ഡീസലിനെയാണ് ഇഷ്ടപ്പെടുന്നത്, എന്നിരുന്നാലും എന്റെ മുൻഗണനകൾ തകേഷി കുറോസാവ പോലുള്ള മറ്റ് ബ്രാൻഡുകളുമായോ ബ്രേ സ്റ്റീവ് അലൻ ബ്രാൻഡിനോടുള്ള എന്റെ ബലഹീനതയിലേക്കോ പോകുന്നു. pz ഡീസൽ വളരെ നല്ലതാണെങ്കിലും ലെവിസിന്റെ ദൈർഘ്യം മികച്ച പാന്റോകളാണെങ്കിലും തീർച്ചയായും നല്ല ലെവിസ് മോഡലുകളുണ്ട്, അതിനാൽ ഞാൻ ലെവിസിനൊപ്പം നിൽക്കുന്നു രണ്ടും മികച്ചതാണ്, ലെവികളിലും ഡീസലിലും എനിക്ക് വളരെയധികം ഇഷ്ടപ്പെടുന്ന നിരവധി മോഡലുകൾ ഞാൻ കണ്ടെത്തി, പക്ഷേ വിലയും ജോലിയും കണക്കിലെടുക്കുമ്പോൾ, ഡീസലുകൾ ഗംഭീരമായി കാണപ്പെടുമെന്നതിനാൽ ഞാൻ ലെവിയുമായി ചേർന്നുനിൽക്കുന്നു, പക്ഷേ അവ പരിഗണിക്കാതെ തന്നെ വളരെ വേഗത്തിൽ തകരുന്നു ഉണ്ട്. ലോകങ്ങളുടെ ഇറ്റലിക്കാർ, എന്റെ വളരെ വേഗം തകർത്തു ആ പറ്റി ഞാൻ ലേവിയുടെ അടുക്കൽ പോയതെന്ന്, അവർ വളരെ നീണ്ടുനിന്ന ചെയ്തു അവർ എന്നെ സന്തോഷിപ്പിക്കാൻ 🙂 എന്നാൽ, എല്ലാവർക്കും വ്യത്യസ്ത അഭിരുചികളും നീ അവരെ മോഹന്ദാസ് പറഞ്ഞു. ഗ്ലാസ് ഫോഗിംഗിൽ നിന്ന് തടയുന്നതിനുള്ള തന്ത്രങ്ങൾ പുരുഷന്മാരുടെ ഫാഷനേയും ജീവിതശൈലിയേയും കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ ഇമെയിലിൽ നേടുക. ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു സംയുക്ത വർമ്മ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കേവലം നാലു വർഷം മാത്രമായിരുന്നു മലയാള സിനിമാ … Read more ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോ എടുത്ത് വൈറലാകാൻ യുവാവിന്റെ സാഹസം. ഹോൺ മുഴക്കിയിട്ടും മാറിയില്ല…. സമൂഹമാധ്യമങ്ങളിൽ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ജീവിക്കുന്നത്. അതിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാകുന്ന സമൂഹമാണ് ഇപ്പോഴത്തെത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഇന്ന് … Read more അവതാരകനെ കണ്ടം വഴി ഓടിച്ച് കുറുപ്പ് നായിക ശോഭിത ധുലിപാല. സംഭവം ഇങ്ങനെ….👌🔥 ഇപ്പോൾ കേരളമൊട്ടാകെ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് കുറുപ്പ്. പലഭാഷകളിലായി പുറത്തിറങ്ങിയ സിനിമ പാൻ ലെവൽ സിനിമ എന്ന് വിളിക്കാൻ പറ്റും. മലയാളത്തിലെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി പ്രത്യക്ഷപ്പെട്ട … Read more മിസ് കേരള അവസാന റൗണ്ടിൽ അട്ടപ്പാടിയിലെ ഗോത്ര പെൺകുട്ടി…😍🥰 ലോകത്ത് വളരെ ശ്രദ്ധിക്കപ്പെടുന്ന മത്സരങ്ങളാണ് സൗന്ദര്യ മത്സരങ്ങൾ. മിസ് വേൾഡ് മിസ് യൂണിവേഴ്സ് തുടങ്ങി ഒരുപാട് സൗന്ദര്യ മത്സരങ്ങൾ ഉണ്ട്. അത് പോലെ കേരളക്കര ഒന്നാകെ കാത്തിരിക്കുന്നതും ശ്രദ്ധിക്കുന്നതുമായ മത്സരമാണ് മിസ് കേരള. പുതുവത്സരത്തോട് … Read more സീരിയലിലെ പോലെ തന്നെ ജീവിതത്തിലും…😍 സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി… ടെലിവിഷൻ ആരാധകർക്ക് പുതിയ വിശേഷം ആണ് ഇന്ന്. സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായ സന്തോഷം ആരാധകർക്കും ഉണ്ട്. നവംബർ 10ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത് എന്നാണ് … Read more സത്യത്തിനും, നീതിക്കും വേണ്ടിയുള്ള യുദ്ധത്തിലാണ് ഒപ്പമുണ്ടാകണമെന്ന് നടന്‍ ദിലീപ്…. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ദിലീപ്. ഒരുപക്ഷേ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബഹുമുഖ കഥാപാത്രങ്ങൾ ദിലീപ് നോളം ചെയ്ത് ഫലിപ്പിച്ച വേറെ നടൻ ഉണ്ടോ എന്നുപോലും സംശയമാണ്. വർഷങ്ങളായി ജനപ്രിയ നടൻ … Read more ജയ് ഭീം..രാജ്യത്തിനെ നാണം കെടുത്താനായി ഇറക്കിയ സിനിമ യുവാവിനെ റിവ്യൂ വൈറലാകുന്നു…. ഇപ്പോൾ ഇന്ത്യയിലൊട്ടാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ജയ് ഭീം. പ്രശസ്ത തമിഴ് നടൻ സൂര്യ വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സിനിമയിൽ മലയാളത്തിന്റെ പ്രിയ താരം ലിജോമോൾ ജോസ് ജീവിച്ച് അഭിനയിക്കുകയായിരുന്നു. തമിഴ്നാട്ടിലെ യഥാർത്ഥ സംഭവങ്ങൾ വളരെ … Read more “നമ്മുടെ അടുത്ത് കാണിക്കുന്നത് സിന്‍സിയര്‍ ആണോ എന്ന് അറിയാനാണ് നിരീക്ഷിച്ചത്…” മഞ്ജു വാര്യരെ പിന്തുടര്‍ന്നതിനെ കുറിച്ച് പറഞ്ഞ് ബാലാജി ശര്‍മ…. മലയാളി അഭിനയത്രികൾക്കിടയിൽ ഒരുപാട് നീണ്ട വർഷങ്ങളുടെ ഇടവേള എടുത്തിട്ട് പോലും മറികടക്കാനാവാത്ത വൈഭവമുള്ള അഭിനയം കൊണ്ട് അടയാളപ്പെടുത്തിയ ജീവിതമാണ് മഞ്ജു വാര്യർ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. … Read more ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്‌നമാണ് അവരുടെ ന്യായീകരണം… വിമർശിച്ച് നടന്‍ മനോജ്…. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് നടിയും മോഡലുമായ ഗായത്രി സുരേഷും വാഹനാപകടവുമാണ്. സെലിബ്രെറ്റി പദവിയിലുള്ളവരുടെ ചെറിയ വാർത്തകൾക്ക് പോലും വലിയ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഇക്കാലത്ത് ഈ വിഷയം വലിയ തോതിൽ … Read more മധു എന്ന ആള് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് എല്ലാവരും അടിച്ചുകൊന്നില്ലേ, അതുപോലെയാണ് ഈ സംഭവത്തെ എനിക്ക് തോന്നുന്നത്; ഗായത്രി സുരേഷ് പറയുന്നു. നടി ഗായത്രി സുരേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും ചൂടുള്ള ചർച്ച. ഗായത്രി സുരേഷ്ന്റെ വാഹന അപകടവുമായി ബന്ധപ്പെട്ട ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഗായത്രിയും സുഹൃത്തും വണ്ടിയിൽ പോകുമ്പോഴാണ് അപകടം … Read more പുതിയ വിശേഷം പങ്ക് വച്ച് സ്വാന്തനത്തിലെ അഞ്ജലി…😍🥰 അഭിനന്ദനങ്ങൾ അറിയിച്ചു പ്രേക്ഷകർ എജ്ജാതി ക്യൂട്ട്നെസ് 😍🥰 മനം മയക്കും ലുക്കിൽ നമ്മുടെ ഷംനാ കാസിം 🔥 ഫോട്ടോസ് കാണാം ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്…😍🔥 കൂട്ടുകാരിയോട് മന്യ… പിറന്നാൾ ആശംസിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫോട്ടോ പങ്കുവെച്ച് പ്രിയതാരം സംയുക്ത വർമ്മ…. എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ 💕 എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആണ് പുതിയ വിശേഷം പങ്ക് വച്ച് സ്വാന്തനത്തിലെ അഞ്ജലി…😍🥰 അഭിനന്ദനങ്ങൾ അറിയിച്ചു പ്രേക്ഷകർ എജ്ജാതി ക്യൂട്ട്നെസ് 😍🥰 മനം മയക്കും ലുക്കിൽ നമ്മുടെ ഷംനാ കാസിം 🔥 ഫോട്ടോസ് കാണാം ശരീരം കൊണ്ട് അകലെയാണെങ്കിലും മനസ് കൊണ്ട് ഞാൻ നിന്റെ അടുത്താണ്…😍🔥 കൂട്ടുകാരിയോട് മന്യ… പിറന്നാൾ ആശംസിച്ചവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫോട്ടോ പങ്കുവെച്ച് പ്രിയതാരം സംയുക്ത വർമ്മ…. എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ 💕 എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആണ് വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വികെസിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി. ആദ്യമായാണ് അമിതാഭ് ബച്ചന്‍ പാദരക്ഷാ ബ്രാന്‍ഡിന്റെ അംബാസഡറാകുന്നത്. കുറഞ്ഞ വിലക്ക് കൂടുതല്‍ ഗുണമേന്‍മയുള്ള ഉത്പന്നങ്ങളുമായി പാദരക്ഷാ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബ്രാന്‍ഡിനായി. അതോടൊപ്പം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാദരക്ഷാ ബ്രാന്‍ഡുകളില്‍ ഒന്നു കൂടെയാണ് കമ്പനി. വികെസിയുടെ ലീഡ് ബ്രാന്‍ഡാണ് വികെസി പ്രൈഡ്. കഠിനാധ്വാനത്തിലൂടെയാണ് പാദരക്ഷാ വ്യവസായരംഗത്ത് ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ ഒന്നായി കമ്പനി വളര്‍ന്നത്. ഈ രംഗത്ത് 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 2021 ആഗസ്റ്റില്‍, വികെസി പ്രൈഡ് പാദരക്ഷാ നിര്‍മ്മാണ രംഗത്ത് പുതിയ ഒരു സാങ്കേതികവിദ്യ തന്നെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ EEZY എന്ന ബ്രാന്‍ഡില്‍ പുതിയ ചെരുപ്പുകളുടെ ഒരു ശേഖരം ആണ് കമ്പനി ആരംഭിച്ചത് വികെസി പ്രൈഡ് EEZY ശേഖരത്തിന് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ സോഫ്റ്റ് പാദരക്ഷ എന്ന പ്രത്യേകതയുണ്ട്. വികെസി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും ‘കഠിനാധ്വാനം ആഘോഷമാക്കൂ’ എന്ന സന്ദേശത്തിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനിക്കുന്നതായി അമിതാഭ് ബച്ചന്‍ പറഞ്ഞു. എന്റെ കരിയറില്‍ ആദ്യമായി ആണ് ഒരു പാദരക്ഷ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് എന്നും വികെസിയുടെ ഒപ്പമായതില്‍ അതിയായ സന്തോഷമുണ്ടെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി. കഠിനാധ്വാനം ആഘോഷമാക്കൂ എന്ന സന്ദേശവുമായി വികെസിയുടെ ക്യാംപെയ്ന്‍ രാജ്യമെമ്പാടും ഉടന്‍ ആരംഭിക്കും. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ നോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വികെസി ഗ്രൂപ്പിനു അഭിമാനമുണ്ടെന്നും. കമ്പനിയെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമല്ല ഇന്ത്യയിലെ പാദരക്ഷ വ്യവസായത്തിനു മുഴുവന്‍ പ്രചോദനമാകുനുള്ള കരുത്തുകൂടി ആണെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാഖ് പറഞ്ഞു. അമിതാഭ് ബച്ചന്റെ 50 വര്‍ഷത്തെ കഠിനാധ്വാനം നിറഞ്ഞ ജീവിതം തന്നെ ഉദാഹരണമാക്കിയാണ് ‘കഠിനാധ്വാനം ആഘോഷമാക്കൂ ‘ എന്ന ക്യാമ്പെയ്ന്‍. ബച്ചന്‍ തന്റെ കോളുകളൊന്നും എടുക്കുന്നില്ല; ജയയുടെ പ്രധാന പരാതി ഇതൊക്കെയാണ് സിനിമയില്‍ അവസരം കിട്ടിയത് അച്ഛന്‍ കാരണം; അര്‍ഹിക്കാതെ തന്നെ സുന്ദരിയായൊരു ഭാര്യയെയും കിട്ടി; ട്രോളിന് തക്ക മറുപടിയുമായി അഭിക്ഷേക് ബച്ചന്‍ തന്റെ രണ്ട് ബംഗ്ലാവുകള്‍ വാടകയ്ക്ക് കൊടുത്ത് അമിതാഭ് ബച്ചന്‍; പ്രതിമാസ വാടക കേട്ട് ഞെട്ടി ആരാധകര്‍ കരീനയുടെ പോര്‍ഷെ മാത്രമല്ല, അമിതാഭ് ബച്ചന്റെ ഫാന്റവും പിടികൂടിയിരുന്നു അന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പിടിച്ചെടുത്തത് 15 ആഡംബര കാറുകള്‍ ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു നടന്‍ ജോജു ജോര്‍ജ് ഇടതുമുന്നണി നേടിയ ഉപതെരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന്‍ എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയകാന്തിനെ നായകനാക്കി സൂപ്പര്‍ഹിറ്റ് ചിത്രമായ മാനഗാര കാവല്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക്ബസ്റ്ററുകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ എം. ത്യാഗരാജനെ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ ഇന്ത്യക്കാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേത്. ഇപ്പോഴിതാ അദ്ദേത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും വിവാഹം കഴിഞ്ഞ് ടിവി പരിപാടിയ്‌ക്കെത്തിയ അപ്‌സരയ്‌ക്കെതിരെ തിരിഞ്ഞ് സഹതാരങ്ങള്‍; സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞ് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്‍. സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെയാണ് അപ്സര പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത് അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യം; സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് നിര്‍മിച്ചത്, അതിനെ അശ്ലീലമെന്ന് പറഞ്ഞ് തന്നെ ബലിയാടാക്കി; 62 ദിവസത്തെ ജയില്‍വാസത്തിനു ശേഷം വികാരനിര്‍ഭരനായി ആരോടും മിണ്ടാതെ രാജ് കുന്ദ്ര വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ് മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്… അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍ മോഡലുകൾക്ക് സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തി… ബിയറിൽ ലഹരി കലർത്തിയോ എന്ന് സംശയം; അടിമുടി ദുരൂഹത ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന്‍ എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ ഇത് പോത്സാഹിപ്പിച്ചാല്‍ ഇതിലും വലിയ അബദ്ധവുമായി ഇനിയും വരും വിവാഹം കഴിഞ്ഞ് ടിവി പരിപാടിയ്‌ക്കെത്തിയ അപ്‌സരയ്‌ക്കെതിരെ തിരിഞ്ഞ് സഹതാരങ്ങള്‍; സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞ് നടി പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു പോൾ ലിറോയ് റോബ്സൺ (Paul Leroy Robeson 1898 ഏപ്രിൽ 9 1976 ജനുവരി 23 ബഹുമുഖ പ്രതിഭയായിരുന്ന ഇദ്ദേഹം സർവ്വകലാശാലാ പഠനസമയത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിന്നീട് ഗായകനായും സിനിമാ-നാടക അഭിനേതാവായും മാറി. ഇതിനിടയിൽ നിയമബിരുദം സമ്പാദിച്ച് അഭിഭാഷകനായും പ്രവർത്തിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധം, ഫാസിസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തതോടെ അദ്ദേഹം സാർവ ദേശീയ പ്രസിദ്ധിയാർജ്ജിച്ചു. സാമ്രാജ്യത്വത്തിനും അമേരിക്കൻ ഭരണകൂടത്തിനും എതിരായുള്ള നിലപാടുകളും കമ്മ്യൂണിസവുമായുള്ള ബന്ധവും മക്കാർത്തിസത്തിന്റെ കാലത്ത് അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്തുന്നതിനിടയാക്കി. അനാരോഗ്യം നിമിത്തം സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുമ്പോൾപ്പോലും തന്റെ നിലപാടകളോട് സന്ധിചെയ്യുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല 1 2] പോൾ റോബ്സണും യുടാ ഹോഗെനും ഒഥെല്ലോയുടേയും ഡെസ്ഡിമോണയുടേയും വേഷത്തിൽ. ബ്രോഡ്വേ പ്രൊഡക്ഷൻ, 1943-44 ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ പ്രാന്തത്തിലെ പ്രിസ്ബിറ്റീരിയൻ പള്ളിയിലെ പാതിരി റെവറൻഡ് വില്യം റോബ്സണിന്റേയും പത്നി മരിയാ ലൂയിസയുടേയും ഇളയമകനായി 1898 ഏപ്രിൽ 9-ന് പോൾ റോബ്സൺ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നീഗ്രോ കുട്ടികൾക്കു മാത്രമായുള്ള സ്കൂളിലായിരുന്നു. എന്നാൽ ഹൈസ്കൂളിൽ വെളുത്തവരും കറുത്തവരും ഉണ്ടായിരുന്നു. പഠിത്തത്തിലും കായികരംഗത്തും മിടുക്കനായിരുന്ന പോളിനെ വെള്ളക്കാരനായ സ്കൂൾ പ്രിൻസിപ്പൾ ഏറെ വെറുത്തു.[3] റട്ട്ഗഴ്സ് കോളെജിൽ വിദ്യാർഥിയായി ചേർന്നപ്പോഴും പോളിന് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു. കോളെജിലെ ഫുട്ബാൾ ടീമിൽ ചേരാനെത്തിയ പോളിനെ വെളളക്കാരായ സഹപാഠികൾ ദേഹോപദ്രവം ചെയ്തു[4 പക്ഷെ പിന്മാറുന്ന പ്രകൃതക്കാരനായിരുന്നില്ല പോൾ[2 5 6 വിശിഷ്ട ബഹുമതികളോടെ റട്ട്ഗഴ്സിൽ നിന്നു ബിരുദം നേടിയ പോൾ തന്റെ പ്രഭാഷണത്തിൽ സമത്വസുന്ദരമായ ലോകത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങൾ പങ്കു വെച്ചു[7 1919-ൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവഴ്സിറ്റിയിൽ നിയമപഠനത്തിനു ചേർന്നു. കൊളംബിയ യൂണിവഴ്സിറ്റിയിൽ വെച്ചാണ് പോൾ, എസ്ലാൻഡാ ഗുഡിനെ പരിചയപ്പെട്ടത്. 1921-ൽ ഇരുവരും വിവാഹിതരായി[8 വൈദ്യശാസ്ത്രത്തിൽ ബിരുദമെടുക്കണമെന്ന് എസ്ലാൻഡക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അഭിനയ-സംഗീത വേദികളിൽ പോളിന് തിരക്കു വർധിച്ചതിനാൽ ഭർത്താവിന്റെ മാനേജരും സെക്രട്ടറിയുമായിത്തീർന്നു എസ്ലാൻഡ. 1927-ൽ പുത്രൻ ജനിച്ചു. 1930-ൽ എസ്ലാൻഡ ഭർത്താവിനെക്കുറിച്ചൊരു പുസ്തകമെഴുതി പോൾ റോബ്സൺ, നീഗ്രോ എന്നായിരുന്നു പുസ്തകത്തിന്റെ പേര്[9 ഭർത്താവിന്റെ വിവാഹേതരബന്ധങ്ങൾ തന്നെ അസ്വസ്ഥയാക്കിയിരുന്നതായി എസ്ലാൻഡ പുസ്തകത്തിൽ രേഖപ്പെടുത്തി. എന്നിരുന്നാലും നീണ്ട നാല്പത്തിനാലു വർഷം, എസ്ലാൻഡയുടെ മരണം വരെ ദാമ്പത്യബന്ധം നിലനിന്നു. നിയമവൃത്തങ്ങളിലെ വർണവിവേചനം കാരണം ആ മേഖലയുപേക്ഷിച്ച് പോൾ അഭിനയരംഗത്തെത്തി[10 സംഗീതത്തിലും അഭിനയത്തിലും പോളിനുള്ള അസാധാരണ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് പത്നി എസ്ലാൻഡയായിരുന്നു[11 ആയിരത്തി തൊള്ളായിരത്തി ഇരുപതുകളുടെ അവസാനത്തിൽ പോൾ കുടുംബസമേതം യൂറോപ്പിലേക്ക് താമസം മാറ്റി[12]. ഒഥെല്ലോ എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയർ നാടകത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രത്തിലും[13 പിന്നീട് ബ്രോഡ്വേ നാടകത്തിലും ഒഥെല്ലോയുടെ ഭാഗം അവതരിപ്പിച്ചു. ഒഥെല്ലോയെ അവതരിപ്പിച്ച പ്രഥമ ആഫ്രിക്കൻ- അമേരിക്കൻ നടനായിരുന്നു പോൾ റോബ്സൺ[14]. ബോഡി അന്ഡ് സോൾ( 1924),കാമിൽ,(1926 ബോർഡർലൈൻ (1930 ദി എംപറർ ജോൺസ്( 1933)സാൻഡേഴ്സ് ഓഫ് ദി റിവർ( 1935 ഷോബോട്ട്( 1936),സോംഗ് ഓഫ് ഫ്രീഡം(1936 ബിഗ് ഫെല്ലാ (1937 കിംഗ് സോളമൺസ് മൈൻസ് (1937 മൈ സോംഗ് ഗോസ് ഫോർത് (1937) ജെറീക്കോ( 1937) പ്രൗഡ് വാലി (1939 ടേൽസ് ഓഫ് മൻഹാട്ടൻ 1942),എന്നിവയൊക്കെ പോൾ അഭിനയിച്ച ചില ചിത്രങ്ങളാണ്. രണ്ടാം ആഗോളയുദ്ധം തുടങ്ങിയതോടെ പോളും കുടുംബവും അമേരിക്കയിൽ തിരിച്ചെത്തി. നാല്പതുകളുടെ അവസാനത്തോടെ ഹോളിവുഡിലെ വർണവിവേചനവും പോളിനെ അസ്വസ്ഥനാക്കാൻ തുടങ്ങി[15]. അഭിനേതാവെന്നതിലുപരി ഗായകൻ എന്ന നിലക്കാണ് പോൾ കൂടുതൽ പ്രസിദ്ധി നേടിയത്. ഘനഗംഭീരമായ ശബ്ദത്തിൽ ഹൃദയസ്പർശിയായം വിധം പാടാനുള്ള കഴിവ് പോളിനുണ്ടായിരുന്നു. ആഫ്രിക്കൻ-അമേരിക്കൻ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളെ മിസ്സിസ്സിപ്പി നദിയുടെ നിലക്കാത്ത ഒഴുക്കുമായി താരതമ്യം ചെയ്യുന്ന ഓൾ മാൻ റിവർ എന്ന ഗാനം ഉദാഹരണം[16 താമസിയാതെ ഈ ഭൂതലത്തിലെ അടിച്ചമർത്തപ്പെട്ടവരേയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരേയും പ്രതിനിധീകരിക്കുന്ന ശബ്ദമായി പോൾ റോബ്സണിന്റേത്[17].സങ്കുചിതമായ ദേശീയ കാഴ്ചപ്പാടുകളെ മറികടന്ന് ആഗോള തലത്തിൽ പൗരാവകാശ പ്രസ്ഥാനത്തിന് രൂപം കൊടുക്കേണ്ടതുണ്ടെന്ന് റോബ്സൺ മനസ്സിലാക്കി 18 19 ഈയവസരത്തിലാണ് ആഫ്രിക്കൻ ഭക്തി സംഗീതവും മറുനാടൻ നാടോടിപ്പാട്ടുകളും റോബ്സണെ ആകർഷിച്ചത്. പുതിയ ഭാഷകൾ അതിവേഗം പഠിച്ചെടുക്കാൻ റോബ്സണു കഴിയുമായിരുന്നു.[20 അതുകൊണ്ടുതന്നെ പാട്ടുകളുമായി താദാത്മ്യം പ്രാപക്കാനും കഴിഞ്ഞു[21]. 1925 മുതൽ 1961 വരെയുള്ള മൂന്നര പതിറ്റാണ്ടുകളിൽ മുന്നൂറോളം ഗാനങ്ങൾ റോബ്സൺ റെക്കോഡു ചെയ്തു. പലതും ഒന്നിലധികം തവണ[22 റോബ്സണിന്റെ പല ഗാനങ്ങളും മൊഴിമാറ്റം ചെയ്യപ്പെട്ട് കൂടുതൽ ജനപ്രിയത നേടി ഓൾ മാൻ റിവർ എന്ന ഗാനത്തിന്രെ ചുവടു പിടിച്ച് ഭൂപേൻ ഹസാരിക അസാമിയ ബംഗാളി ഭാഷകളിൽ, ബ്രഹ്മപുത്രയേയും ഗംഗയേയും സംബോധന ചെയ്തു പാടി[23]. ദി കൗൺസിൽ ഓൺ ആഫ്രിക്കൻ അഫയേഴ്സ്, റോബ്സൺ മുന്നിട്ടു നിന്ന് രൂപീകരിച്ച സംഘടനയായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യവും സമൂഹത്തിൽ തുല്യ നീതിയുമായിരുന്നു ഈ സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങൾ[24 പല വിധത്തിലുമു ള്ള പൗരാവകാശ സംഘടനകളുമായി പോൾ റോബ്സൺ അടുത്തിടപഴകി[25 ഇറ്റലിയുടെ എത്യോപ്യൻ ആക്രമണം, സ്പെയിനിലെ ഫാസിസ്റ്റ് വാഴ്ച, തെക്കെ ആഫ്രിക്കയിലെ വർണവിവേചനനയം, കൊളോണിയൽ ഭരണകൂടങ്ങൾ ഇവയ്ക്കെതിരായും റോബ്സൺ ശബ്ദമുയർത്തി. 1935-ലാണ് റോബ്സണും പത്നിയും ആദ്യമായി സോവിയറ്റ് റഷ്യ സന്ദർശിച്ചത്. അതിനുശേഷം വീണ്ടും പലതവണ ഇതാവർത്തിക്കുകയുണ്ടായി. റഷ്യയിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥിതി വിശേഷങ്ങൾ റോബ്സണെ ഏറെ സ്വാധീനിച്ചു[26 സമൂഹത്തിൽ തുല്യനീതി നടപ്പാക്കുന്നതിന് മുതലാളിത്തവ്യവസ്ഥയേക്കാൾ, സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് കൂടുതൽ അഭികാമ്യം എന്ന നിഗമനത്തിൽ ഈ സന്ദർശനങ്ങൾ റോബ്സണെ കൊണ്ടു ചെന്നെത്തിച്ചു. തന്റെ മകനെ മോസ്കോയിലെ സ്കൂളിൽ ചേർത്തു. തനിക്കനുഭവിക്കേണ്ടി വന്ന വർണവിവേചനം റഷ്യയിൽ തന്റെ മകന് അനുഭവിക്കേണ്ടി വരില്ലെന്ന പ്രസ്താവനയും നടത്തി[27 തുടക്കത്തിൽ ഇത്തരം ധാരണകളെ ആരും തെറ്റായി വിവക്ഷിച്ചില്ല. എന്നാൽ യുദ്ധാനന്തരം രൂപപ്പെട്ട ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ സോവിയറ്റ് റഷ്യയും കമ്യൂണിസവും അമേരിക്കയിൽ മക്കാർത്തിസത്തിനു വഴിതെളിച്ചു. സോവിയറ്റ് റഷ്യയോടുള്ള അനുകൂല നിലപാടു കാരണം പോൾ റോബ്സൺ കമ്യൂണിസ്റ്റ് ആണെന്ന അനുമാനം അമേരിക്കൻ ഗവർമെന്റിന്റെ സുരക്ഷാസംവിധാനമായ സി.ഐ.എ എഫ്.ബി.ഐ. വൃത്തങ്ങളിൽ ശക്തിപ്പെട്ടു വന്നു[28 29 30 31 ബ്ലാക് സ്റ്റാലിൻ എന്ന വ്യംഗപ്പേരും പോളിനു ലഭിച്ചു[32]. റോബ്സൺ നേതൃത്വം നല്കിയ ദി അമേരിക്കൻ ക്രൂസേഡ് എഗെന്സ്റ്റ് ലിഞ്ചിംഗ്( 1946 നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് കളേഡ് പീപ്പിൾ എന്നീ സംഘടനകൾ തുല്യനീതിക്കായി പൊരുതി[33 34 അമേരിക്കൻ സമൂഹത്തിലും അമേരിക്കൻ പട്ടാളക്കാമ്പുകളിലും ആഫ്രിക്കൻ-അമേരിക്കൻ വംശജരെ വെളുത്തവർ കൂട്ടം ചേർന്ന് കൊല്ലുന്ന വൃത്താന്തങ്ങൾ ലോകസമക്ഷം വെളിപെടുത്തി[35 അമേരിക്കൻ ഗവണ്മെന്റിന് ഇതു ഒട്ടും രുചിച്ചില്ല[28 36 37][38]. 1949-ൽ പാരിസിൽ വെച്ചു നടന്ന ലോകസമാധാനസമ്മേളനത്തിൽ റോബ്സൺ നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങൾ വളച്ചൊടിക്കപ്പെട്ട് അമേരിക്കൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചു[39 ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ട പലരും, റോബ്സണിന്റെ അടുത്ത സുഹൃത്തുക്കളടക്കം അറസ്റ്റു ചെയ്യപ്പെടുകയോ ആ ഭീഷണി നേരിടുകയോ ചെയ്തു. അമേരിക്കയിൽ തിരിച്ചെത്തിയ റോബ്സണു നേരേയും വിലക്കുകളുണ്ടായി, അമേരിക്കൻ വിരുദ്ധ പ്രവൃത്തികളെ നിരീക്ഷിക്കാൻ നിയുക്തമായ അൺഅമേരിക്കൻ ആക്റ്റിവിറ്റീസ് സമിതിയുടെ വക വിചാരണകളുണ്ടായി, റോബ്സണിന്റെ ആദായനികുതി വിവരങ്ങൾ പുനഃപരിശോധനക്കെടുത്തു.[40] എന്നാൽ റോബ്സൺ ഇവക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും പൗരസംഘടനകളും റോബ്സണെ പിന്തുണച്ചു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നെഹറുവും ഐക്യരാഷ്ട്ര പ്രതിനിധി വിജയലക്ഷ്മി പണ്ഡിറ്റുമായി റോബ്സണിന് അടുത്ത സൗഹാർദ്ദം ഉണ്ടായിരുന്നു, ഇത് അമേരിക്കൻ ഗവർമെന്റിന് അസ്വസ്ഥതയുണ്ടാക്കി.[28 41], 1949 ഓഗസ്റ്റ് 27-ന് ന്യൂയോർക്കിലെ പീക്സ്കില്ലിൽ റോബ്സണിന്റെ സംഗീതമേള ഏർപാടാക്കിയിരുന്നു. ജാതി-വർണവിവേചനമെന്യെ തൊഴിലാളി സംഘടനകളും മറ്റു സമാധാനസംഘടനകളും ചേർന്ന് ഒരുക്കിയതായിരുന്നു ഈ പരിപാടി[42 പരിപാടി കലാപത്തിൽ കലാശിച്ചു. കു ക്ലക്സ് ക്ലാൻ( കെകെകെ അമേരിക്കൻ ലീജിയൺ എന്നീ വെളളമേൽക്കോയ്മ സംഘടനകൾ കൂട്ടുചേർന്ന് വേദിയിലേക്കും സദസ്സിലേക്കും കല്ലെറിയാൻ തുടങ്ങിയതോടെയാണ് കലാപം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. സംഗീതമേള റദ്ദാക്കേണ്ടി വന്നു. പക്ഷെ അതിനടുത്തയാഴ്ച റോബ്സൺ തിരിച്ചെത്തി. ഇരുപത്തി അയ്യായിരത്തോളം ശ്രോതാക്കൾ തൊഴിലാളി സംഘടനകളിലെ അംഗങ്ങൾ വർണ വ്യത്യാസമെന്യെ പാട്ടു കേൾക്കാനെത്തി. രണ്ടായിരത്തോളം പേർ ഗായകനും ശ്രോതാക്കൾക്കും ചുറ്റും മനുഷ്യമതിൽ തീർത്തു.[28 സംഗീതപരിപാടി വിജയിച്ചെങ്കിലും പരിപാടി കഴിഞ്ഞ് മടങ്ങുന്ന ശ്രോതാക്കൾക്കു നേരെ ആക്രമണമുണ്ടായി[43 പോലീസ് കണ്ടു നിന്നതേയുള്ളു എന്ന് പലരും പിന്നീട് ആവലാതിപ്പെട്ടു[28 അമേരിക്കൻ മാധ്യമങ്ങൾ പഴി ചാരിയത് റോബ്സണെയാണ്. അതോടെ റോബ്സണ് അവസരങ്ങൾ നഷ്ടപ്പെട്ടു തുടങ്ങി. ഹാളുകൾ നല്കാൻ ഉടമസ്ഥർ വിസമ്മതിച്ചു. ഭയം കാരണം പരിപാടികളിൽ നിന്ന് പൊതുജനങ്ങളും വിട്ടു നിന്നു. സംഗീത പരിപാടികൾ കുറഞ്ഞതോടെ പോളിന്റെ വരുമാനവും ഗണ്യമായ തോതിൽ കുറഞ്ഞു. വാർഷിക വരുമാനം 100,000 ഡോളറിൽ നിന്ന് വെറും 2000 ഡോളറായി ചുരുങ്ങി[44]. റോബ്സണിന്റെ വിദേശയാത്രകൾ തടയപ്പെട്ടു, പാസ്പോർട്ട് റദ്ദാക്കപ്പെട്ടു. കാനഡയിലേക്കും മെക്സിക്കോയിലേക്കും യാത്ര ചെയ്യാൻ അമേരിക്കൻ പൗരന്മാർക്ക് പാസ്പോർട്ടിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ ആ ആനുകൂല്യവും റോബ്സണ് നിഷേധിക്കപ്പെട്ടു. താൻ കമ്യൂണിസ്റ്റ് അല്ലെന്നു സാക്ഷ്യപത്രം ഒപ്പിട്ടു നല്കിയാലെ പാസ്പോർട്ട് തിരിച്ചു നല്കൂ എന്ന് ആഭ്യന്തര വകുപ്പ് നിലപാടെടുത്തു[45 ഇതിനെതിരെ റോബ്സൺ കോടതിയെ സമീപിച്ചു. ഒരു പൗരനെന്ന നിലക്ക് തന്റെ രാഷ്ട്രീയനിലപാടുകൾ വ്യക്തമാക്കേണ്ടതില്ലെന്നും ആഭ്യന്തര വകുപ്പിന്റെ നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും വിദേശയാത്രാവിലക്ക് റദ്ദാക്കണമെന്നും റോബ്സൺ കോടതിയോട് അഭ്യർഥിച്ചു. പക്ഷെ 1956-ൽ ഇത് കോടതി തള്ളി [46]. യാത്രാ വിലക്ക് നിലനിന്നപ്പോഴും റോബ്സണിന്റെ സംഗീതം ലോകമെമ്പാടും റെക്കോർഡുകളിലൂടേയും ടെലിഫോണിലൂടേയും റേഡിയോയിലൂടേയും ഒഴുകിപ്പരന്നു[47 1958 ഏപ്രിൽ 9-ന് പോൾ റോബ്സണിന്റെ അറുപതാം പിറന്നാൾ ആഘോഷിക്കാൻ ഇന്ത്യൻ ജനത തീരുമാനിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നെഹറു ഈ ഉദ്യമത്തിന് പരിപൂർണ പിന്തുണ നല്കി. ആഘോഷക്കമ്മറ്റിയുടെ അധ്യക്ഷൻ ചീഫ് ജസ്റ്റിസ് എം.സി. ഛഗ്ലയും പ്രധാന ഭാരവാഹി ഇന്ദിരാ ഗാന്ധിയുമായിരുന്നു.ഈ പരിപാടി റദ്ദാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പ് ഏറെ ശ്രമിച്ചു, പക്ഷെ ഇന്ത്യൻ ഗവർമെന്റ് വഴങ്ങിയില്ല[48 49 50]. 1958-ൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിന് പാസ്പോർട്ട് തടഞ്ഞുവെക്കാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന വാദം കോടതി സ്ഥിരീകരിച്ചതോടെ റോബ്സണും കുടുംബത്തിനും പാസ്പോർട്ട് തിരികെ ലഭിച്ചു, യാത്രാ വിലക്ക് നീങ്ങി.[51 52]. പിന്നീടുള്ള രണ്ടു വർഷങ്ങൾ റോബ്സൺ ദമ്പതിമാർ യൂറോപ്പിലും മോസ്കോയിലുമായി ചെലവഴിച്ചു. തുടർച്ചയായ യാത്രകളും സംഗീതമേളകളും കാരണമാവാം ഈ സന്ദർഭത്തിലാണ് റോബ്സണിന്റെ ആരോഗ്യനില ആശങ്കജനകമാം വിധം മോശമാവാൻ തുടങ്ങിയത്[53 അത് പിന്നീട് ഗുരുതരമായ ഉന്മാദ വിഷാദരോഗത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും നയിച്ചു. 1963-ൽ വൈദ്യപരിശോധനകളിലൂടെ എസ്ലാൻഡക്ക് സ്തനാർബുദമാണെന്നും തെളിഞ്ഞു[54 1965 ഡിസമ്പർ 14-ന് എസ്ലാൻഡ മരണമടഞ്ഞു[55]. പോൾ റോബ്സണിന്റെ ആരോഗ്യനില പടിപ്പടിയായി വഷളായതിനെക്കുറിച്ച് പല അഭിപ്രായങ്ങളും പൊന്തി വന്നു. തന്റെ പിതാവിന് മനഃപൂർവം അമിതമായ തോതിൽ മനോരോഗ മരുന്നുകൾ നല്കുകയാണെന്ന് പുത്രൻ പോൾ റോബ്സൺ ജൂനിയർ ആരോപണം നടത്തി. ഇതേക്കുറിച്ച് പിന്നീട് പോൾസണിന്റെ ജീവചരിത്രമെഴുതിയ ഡാബർമാൻ അന്വേഷണങ്ങൾ നടത്തുകയുണ്ടായി, സ്ഥീരീകരിക്കാനോ നിരാകരിക്കാനോ പര്യാപ്തമായ തെളിവുകളില്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി [56]. എസ്ലാൻഡയുടെ നിര്യാണത്തിനുശേഷം പോളിന്റെ ആരോഗ്യനില ഏറെ വഷളായി. സ്വയം ഉൾവലിഞ്ഞ്, പ്രതികരിക്കാൻ പോലും ശേഷിയില്ലാതെ സഹോദരിയുടെ ശുശ്രൂഷയിലാണ് പോൾ പിന്നീടുള്ള കാലം ചെലവിട്ടത്. 1975 ജനവരി 23-ന് പോൾ റോബ്സൺ അന്തരിച്ചു[57] 1945-ലെ സ്പിങ്ഗാൻ ബഹുമതിയും 1952-ലെ സ്റ്റാലിൻ പുരസ്കാരവും ഒഴിച്ചു നിർത്തിയാൽ മരണാനന്തര ബഹുമതികളാണ് ഏറേയും. 1998-ൽ ജന്മശതവാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ ആയുഷ്കാല ഗ്രാമി അവാർഡു നല്കപ്പെട്ടു.[58] ഹോളിവുഡിലെ വാക് ഓഫ് ഫേയിമിൽ (walk of Fame) ഇടവും ലഭിച്ചു. 2004-ൽ അമേരിക്കൻ തപാൽ വകുപ്പ് റോബ്സൺ സ്റ്റാമ്പ് ഇറക്കി[59 റട്ഗേഴ്സ് യൂണിവഴ്സിറ്റിയുടെ കാംഡൻ, ന്യൂവാർക് കാംപസുകളിലെ ലൈബ്രറികൾക്ക് പോൾ റോബ്സണിന്റെ പേരു നല്കപ്പെട്ടു. Here I Stand, 1957-ൽ പോൾ റോബ്സൺ എഴുതിയ ഭാഗികമായ ആത്മകഥയാണ്[60 ഇതിൽ തന്റെ രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളെ റോബ്സൺ വിലയിരുത്തുന്നു. ഞാനൊരു നീഗ്രോയാണ്. ന്യൂയോർക് നഗരത്തിലെ ഹാർലെം എന്ന നീഗ്രോ ചേരിയിലാണ് എന്റെ താമസം. എന്ന ആമുഖത്തോടേയാണ് പുസ്തകം ആരംഭിക്കുന്നത്. അവസാനിക്കുന്നത് പാബ്ലോ നെരൂദയുടെ Let the Rail Splitter Awake എന്ന അർഥവത്തായ കവിതയോടെയാണ്[61]. ISBN മാജിക് കണ്ണികൾ ഉപയോഗിക്കുന്ന താളുകൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:23, 15 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. New Two Wheeler| ഇതാ 2022ല്‍ ഇന്ത്യൻ ടൂവീലര്‍ വിപണിയെ ഞെട്ടിക്കാനിരിക്കുന്ന ചില ബൈക്കുകൾ ഇതാ 2022ല്‍ രാജ്യത്തെ ടൂവീലര്‍ (Two Wheeler Market) വിപണിയിലേക്ക് എത്താനിരിക്കുന്ന ചില മോഡലുകള്‍. 2022 പിറക്കാന്‍ ഇനി നാളുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിലേക്ക് (Indian two-wheeler market) പുതിയ മോഡലുകള്‍ എത്താന്‍ ഒരുങ്ങുകയാണ്. പ്രത്യേകിച്ച് റോയൽ എൻഫീൽഡ് (Royal Enfield യെസ്‍ഡി (Yesdi) തുടങ്ങിയ കമ്പനികള്‍ പുതിയ ചില തുറുപ്പുചീട്ടുകളുമായി എത്താന്‍ ഒരുങ്ങുന്നു. ബജാജ് ഓട്ടോ (Bajaj Auto കെടിഎം (KTM) തുടങ്ങിയ ബ്രാൻഡുകളും പുതിയ വാഹനങ്ങൾ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഇതാ 2022ല്‍ രാജ്യത്തെ ടൂവീലര്‍ (Two Wheeler Market) വിപണിയിലേക്ക് എത്താനിരിക്കുന്ന ചില മോഡലുകള്‍. പെർഫോമൻസ് മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം ഇതിനകം തന്നെ പുതിയ ജെൻ ആർസി200 മോട്ടോർസൈക്കിൾ ഇന്ത്യയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർണമായി അപ്‌ഡേറ്റ് ചെയ്‍ത RC390-യുമായി എത്തുമെന്ന് അറിയിച്ചു. എന്നിരുന്നാലും, ലോഞ്ച് എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. പുതിയ തലമുറ RC390 ന്റെ വില 2022 ന്റെ ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെസ്‍ഡി എന്ന ഐക്കണിക്ക് ബ്രാന്‍ഡിന് രണ്ടാമതും ജീവന്‍ വയ്പ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്തിടെയാണ് ഔദ്യോഗികമായി ഈ വാർത്ത പുറത്തു വന്നത്. ജാവയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയത്. യെസ്‌ഡിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, റോഡ്‌കിംഗ് എഡിവിയുടെ രൂപത്തിൽ ഒരു പുതിയ യെസ്‌ഡി ബൈക്കും അടുത്തിടെ പരീക്ഷണത്തിനിടെ നിരത്തില്‍ കണ്ടെത്തിയിരുന്നു. യെസ്‍ഡിയുടെ പുനരുജ്ജീവനത്തിന് ശേഷം കമ്പനിയിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നം റോഡ്‌കിംഗ് ആയിരിക്കുമെന്നാണ് സൂചനകള്‍. ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ബൈക്ക് നിർമ്മാതാവായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. റോയൽ എൻഫീൽഡിൽ നിന്നുള്ള വരാനിരിക്കുന്ന ബൈക്കുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹണ്ടർ 350 എന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. മെറ്റിയർ 350 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന മറ്റൊരു ഉൽപ്പന്നമായിരിക്കും ഇത്. എന്നാൽ വ്യത്യസ്തമായ സ്റ്റൈലിംഗും രൂപകൽപ്പനയും സജ്ജീകരണവും ബൈക്കില്‍ അവതരിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോൾ ഇത് ട്രിപ്പർ നാവിഗേഷൻ സംവിധാനവും ഈ ബൈക്കില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹണ്ടർ 350-ന് പുറമെ, പുതിയ ഹിമാലയൻ മോട്ടോർസൈക്കിളും കമ്പനി വികസിപ്പിക്കുന്നുണ്ട്. അതിന്റെ സ്കെയിൽ മോഡൽ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ഒരേ എഞ്ചിൻ, ഫ്രെയിം ഫീച്ചർ ചെയ്യുന്നത് തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചില ഘടകങ്ങളില്‍, അതായത്, പ്രധാനമായും ഡിസൈനിലും എർഗണോമിക്സിലും മാറ്റങ്ങൾ വരുത്തും. 2022 പകുതിയോടെ ഈ ബൈക്കിന്‍റെ ലോഞ്ച് പ്രതീക്ഷിക്കാം. അടുത്ത വർഷം റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും വലിയ ലോഞ്ചുകളിലൊന്നിത് എന്നാണഅ റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രൂയിസർ മോഡലായിരിക്കും ഇത്. ഒന്നുകിൽ ക്ലാസിക് 650 അല്ലെങ്കിൽ ഷോട്ട്ഗൺ 650 എന്ന പേരിലായിരിക്കും ബൈക്ക് എത്തുക. Benelli TRK 251 ബെനെല്ലി TRK 251 അഡ്വഞ്ചർ ബൈക്ക് ബുക്കിംഗ് ആരംഭിച്ചു Passenger Vehicle Sales യാത്രാവാഹന വില്‍പ്പനയിലും രജിസ്ട്രേഷനിലും ഇടിവ്, ആശങ്കയില്‍ ഡീലര്‍മാര്‍ Hyundai EV 2028ഓടെ ആറ് ഇലക്ട്രിക്ക് മോഡലുകള്‍ ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി Citroen C5 Aircross രണ്ടുമാസത്തിനിടെ രണ്ടാം തവണയും വില കൂട്ടി ഈ വണ്ടിക്കമ്പനി Stellantis വണ്ടിക്കച്ചവടത്തിനു പുറമേ പുതിയൊരു കച്ചവടം കൂടി തുടങ്ങാന്‍ ഈ കമ്പനി Army Helicopter crash കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മന്ത്രിസഭ യോഗം വിളിച്ച് പ്രധാനമന്ത്രി Bus Charge ബസ് ചാര്‍ജ് വര്‍ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ച മാറ്റിവെച്ചു IND vs NZ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരനേട്ടത്തെ കളിയാക്കിയ കിവീസ് താരത്തിന് മറുപടി നല്‍കി ആരാധകര്‍ K Rail സംസ്ഥാനത്ത് കെ റെയില്‍ വേണം വികസനത്തിന് അനിവാര്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? അടുത്ത തവണ രണ്ട് ടീമുകള്‍ കൂടി വരാനില്ലേ, നമുക്ക് നോക്കാം; ചെന്നൈയില്‍ തുടരുമോയെന്ന ചോദ്യത്തില്‍ പ്രതികരണവുമായി ധോണി DoolNews അടുത്ത തവണ രണ്ട് ടീമുകള്‍ കൂടി വരാനില്ലേ, നമുക്ക് നോക്കാം; ചെന്നൈയില്‍ തുടരുമോയെന്ന ചോദ്യത്തില്‍ പ്രതികരണവുമായി ധോണി ഇപ്പോഴിതാ ചെന്നൈ ടീമിലെ തന്റെ ഭാവിയില്‍ അനിശ്ചിതത്വമുണ്ടെന്ന് പറയുകയാണ് ധോണി. പഞ്ചാബ് കിംഗ്‌സുമായുള്ള മത്സരത്തില്‍ ടോസിന് ശേഷമായിരുന്നു ധോണിയുടെ പ്രതികരണം. ചെന്നൈയില്‍ തന്നെ വരും സീസണുകളിലും തുടരുമോയെന്നായിരുന്നു ധോണിയുടെ ചോദ്യം. 2022 ലെ സീസണില്‍ തന്നെ ചെന്നൈയോടൊപ്പം കാണാമെന്നായിരുന്നു ധോണിയുടെ മറുപടി. ഹാവ് സ്ലീവ് വസ്ത്രം ധരിച്ചെത്തി; പരീക്ഷാ ഹാളില്‍ നിന്നും വിദ്യാര്‍ത്ഥിയെ പുറത്തിറക്കി വസ്ത്രം മാറ്റിച്ച് ആലപ്പുഴ കെ. ഇ കാര്‍മല്‍ സെന്‍ട്രല്‍ സ്‌കൂള്‍ അധികൃതര്‍ എത്ര വിദേശ താരങ്ങളേയും ഇന്ത്യന്‍ താരങ്ങളേയും ഒരു ടീമിന് നിലനിര്‍ത്താനാകുമെന്ന് അറിയില്ല. അതുകൊണ്ട് ചട്ടങ്ങളില്‍ എന്ത് മാറ്റമാണ് വരുന്നതെന്ന് നോക്കിയിട്ട് തീരുമാനിക്കാമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി അതേസമയം അടുത്ത വര്‍ഷത്തെ മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ചെന്നൈ ടീമിന്റെ ഉടമകളായ ഇന്ത്യാ സിമന്റ്‌സിന്റെ പ്രതിനിധിയാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. മെഗാ ലേലത്തിനു മുന്നോടിയായി ഓരോ ടീമുകള്‍ക്കും വളരെ കുറച്ച് താരങ്ങളെ നിലനിര്‍ത്താന്‍ അവസരമുണ്ട്. ഈ അവകാശം ഉപയോഗിച്ച് ധോണിയെ വരും സീസണിലും നിലനിര്‍ത്തുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നല്‍കുന്ന സൂചന. മുരുകന്‍ ലോകം കീഴടക്കിയ ദിവസം; പുലിമുരുകന്റെ അഞ്ചാം വാര്‍ഷികത്തില്‍ കുറിപ്പുമായി ടോമിച്ചന്‍ മുളകുപാടം ഇത്തവണ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ ഒരു സീസണിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും പ്ലേഓഫില്‍ പ്രവേശിച്ചിരുന്നു. ടീമെന്ന നിലയില്‍ ചെന്നൈ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ബാറ്ററെന്ന നിലയില്‍ ധോണിയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. ജാഗ്രത: എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്? ജില്ലകള്‍ തിരിച്ചുള്ള വികസനപദ്ധതികള്‍ ഒറ്റക്ലിക്കില്‍ അറിയാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്? ജില്ലകള്‍ തിരിച്ചുള്ള വികസനപദ്ധതികള്‍ ഒറ്റക്ലിക്കില്‍ അറിയാം കൊച്ചി കേരളത്തിന്റെ സമഗ്രവികസനത്തിന് വഴിവെച്ച അഭിമാനകരമായ ഒട്ടനവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2016ല്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580ഉം പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ ഗുലാംഹുസൈന് കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത- പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കും: ഐസക് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റ ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരത്വം പേറുന്ന കവി പ്രൊഫ. ഡി വിനയചന്ദ്രന്‍ നിസ്വവര്‍ഗത്തിന്റെ പോരാട്ടഭൂമിയിലും നിറസാന്നിധ്യമായിരുന്നു. സഞ്ചാരത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ബലക്ഷയം ഉണ്ടായിട്ടുള്ളതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേ ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം ഭക്തിയോ ഭരണഘടനയോ ഏതാണ് മുകളിൽ നിൽക്കേണ്ടത് ? രാഹുകാലത്തൊരു കാളിയമർദ്ദനം എംഎ ബേബി വക ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി ഇപ്പോഴും യുഡിഎഫ് അല്ല കേരളം ഭരിക്കുന്നതെന്ന് ചെന്ന വൈദ്യുതി വാങ്ങല്‍; യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തി ഉമ്മൻചാണ്ടിയുടെ നുണകൾക്ക്‌ അക്കമിട്ട്‌ മറുപടി നിരത വൈദ്യുതി കരാര്‍ ആരോപണം: പ്രതിപക്ഷനേതാവിനോട് മുഖ്യമ പ്രതിപക്ഷ നേതാവ്‌ കേരളത്തെ വ്യാജ വോട്ടര്‍മാരുടെ നാ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്? ജില്ലകള്‍ തിരിച ചെന്നിത്തലയുടെ 'കാറ്റാടി ബോംബും' ചീറ്റി; അദാനിയുമാ വിദഗ്ദരായ തൊഴിലാളികളുടെ സഹായത്തോടെ കാര്‍ഷിക യന്ത്രങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കും ലഭ്യമാക്കുന്നതിനാണ് ഈ പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് യന്ത്രവല്‍ക്കരണ സേവനപദ്ധതികളായ കസ്റ്റം ഹയറിംഗ് സെന്റ്റുകള്‍, കാര്‍ഷിക സേവനകേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ലഭിക്കുക. കര്‍ഷകര്‍ക്ക് അവര്‍ക്കാവശ്യമുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ആവശ്യമുള്ള സമയത്ത് ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മേന്മ. ഇതോടൊപ്പം കാര്‍ഷിക യന്ത്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ യന്ത്രവല്‍കരണത്തിന് അനുഗുണമായി ശാസ്ത്രീയ കൃഷി രീതികള്‍ പിന്തുടരുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും സജ്ജമാക്കിയിട്ടുള്ള ഹയറിംഗ് സെന്റ്റുകളെ ക്കുറിച്ചും അവിടങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള യന്ത്രങ്ങളെയും സേവനങ്ങളെയും കുറിച്ചും ഈ പോര്‍ട്ടല്‍ വിശദമാക്കിയിട്ടുണ്ട്. പ്രാദേശികമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വാടകനിരക്കുകളും സേവനങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ രജിസ്ട്രേഷന്‍, സര്‍വീസ് ബുക്കിംഗ് തുടങ്ങിയ നടപടിക്രമങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് അടുത്തുള്ള സേവനകേന്ദ്രത്തില്‍ ആവശ്യമുളള യന്ത്രസാമഗ്രികള്‍ ലഭ്യമല്ലാത്ത പക്ഷം മറ്റു കേന്ദ്രങ്ങളില്‍ നിന്നുംകൂടി സേവനങ്ങള്‍ കിട്ടത്തക്കവിധം ഉപഭോക്താവിന് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുതിയിട്ടുമുണ്ട്. ഓപ്പറേറ്ററുടെ സേവനം ആവശ്യമില്ലാത്ത പക്ഷം യന്ത്രങ്ങള്‍ മാത്രമായും വാടകക്ക് കിട്ടുന്നതിനും അവസരമുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ള യന്ത്രോപകരണങ്ങളെക്കുറിച്ചും പരിശീലന സൗകര്യങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്തിരിക്കുന്നു. കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങൾക്കായി കേരള സർക്കാർ കൃഷി ഭവൻ വഴി യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതികൾ നടത്തുന്നുണ്ട്. കാർഷിക മേഖലയിലെ വിവിധ ആവശ്യങ്ങൾക്കായി കേരള സർക്കാർ കൃഷി ഭവൻ വഴി യന്ത്രങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതികൾ നടത്തുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായും ഉത്പാദന ചെലവു കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായുമാണ് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ യന്ത്രവല്‍ക്കരണ പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. കര്‍ഷകരും തൊഴിലാളികളും നേരിടുന്ന പ്രയാസങ്ങള്‍ വലിയൊരളവോളം പരിഹരിക്കപ്പെടുന്നതിനൊപ്പം കൃഷിപ്പണികള്‍ സമയബന്ധിതമായും കൃത്യതയോടെയും നിര്‍വഹിക്കാനും യന്ത്രവല്‍ക്കരണം സഹായകമാവും. നെല്‍കൃഷിമേഖലയില്‍ നിലമൊരുക്കല്‍ തൊട്ട് നടീല്‍, കള നിയന്ത്രണം, വിള സംരക്ഷണം, കൊയ്ത്ത്, മെതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും യന്ത്രവല്‍ക്കരിക്കുന്നതിനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ഇവയ്ക്കാവശ്യമായ യന്ത്രങ്ങളുടെയും അവ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രാവീണ്യമുള്ള തൊഴിലാളികളുടെയും ലഭ്യത പലപ്പോഴും ഒരു പ്രശ്നമാകാറുണ്ട്. വലിയ മുതല്‍ മുടക്ക് വരുന്നതിനാല്‍ യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നത് പ്രായോഗികമല്ല. തെങ്ങ്, കമുക്, വാഴ, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങിയ പല വിളകള്‍ക്കും കരഭൂമിയിലെ കൃഷിക്കും അനുയോജ്യമായ പലവിധ യന്ത്രസാമഗ്രികള്‍ നിലവിലുണ്ടെങ്കിലും ഇവയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ ഊര്‍ജ്ജ നിക്ഷേപം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മനുഷ്യവിഭവശേഷിക്കൊപ്പം യന്ത്രങ്ങളുടെ സഹായവും തേടേണ്ടതുണ്ട്. ട്രാക്ടര്‍, പവര്‍ ടില്ലര്‍ തുടങ്ങിയവ ഏറെക്കാലമായി പ്രചാരത്തില്‍ ഉണ്ടെങ്കിലും ഇവയുടെ വൈവിദ്ധ്യമാര്‍ന്ന ഉപയോഗങ്ങളെപ്പറ്റി കര്‍ഷകര്‍ ഇനിയും ബോധവാന്മാരല്ല ആധുനിക കൃഷി യന്ത്രങ്ങളെക്കുറിച്ചും ഓരോ പ്രദേശത്തിനും ഓരോ വിളകള്‍ക്കും യോജിക്കുന്ന യന്ത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചും കര്‍ഷകര്‍ക്ക് അറിവു പകരേണ്ടതുണ്ട്. യന്ത്രങ്ങളുടെ പ്രവര്‍ത്തനം, പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ വൈദഗ്ദ്യം ഉള്ളവര്‍ തന്നെ വേണം യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനും യുവാക്കള്‍, വനിതകള്‍, അഭ്യസ്തവിദ്യര്‍ എന്നിവരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും യന്ത്രവല്‍ക്കരണം കൂടിയേ തീരൂ. കൃഷിപ്പണിയിലെ അമിതമായ അദ്ധ്വാനത്തിനു പകരം ആയാസരഹിതമായി ഇത്തരം പ്രവൃത്തികള്‍ നടത്താനാവുമെന്നതിനാല്‍ യന്ത്രവല്‍ക്കരണം കര്‍ഷക തൊഴിലാളികള്‍ക്കും ഏറെ ആശ്വാസകരമാണ്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കീഴില്‍ വ്യക്തികള്‍ക്കും കര്‍ഷക സമിതികള്‍ക്കും സബ്സിഡി നിരക്കില്‍ യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ ഏറെക്കാലമായി നടപ്പിലാക്കി വരുന്നു. പരിശീലനം കിട്ടിയിട്ടുള്ള വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ കൃഷിയിടങ്ങളില്‍ യന്ത്രങ്ങളുടെ സേവനമെത്തിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യങ്ങളും പ്രാദേശികമായ പ്രത്യേകതകളും കണക്കിലെടുത്താണ് യന്ത്രങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ യന്ത്രങ്ങളുടെയും ഓപ്പറേറ്റര്‍മാരുടെയും സേവനം മിതമായ നിരക്കില്‍ കര്‍ഷകരിലെത്തിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ജില്ല/ ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് തലത്തില്‍ കസ്റ്റംഹയറിംഗ്/അഗ്രോ സര്‍വീസ് സെന്റര്‍/ കാര്‍ഷിക കര്‍മ്മ സേനകള്‍ എന്നീ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആധുനികമായ യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും യന്ത്രോപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും സംബന്ധിച്ച പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള ഔദ്യോഗിക സംവിധാനങ്ങളും ഇപ്പോള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ സേവനം നിങ്ങൾക്കായി സമര്പ്പി ക്കുന്നത് കേരള സർക്കാർ ഐ ടി സേവനം നൽകുന്നത് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ(എൻ ഐ സി കേരള സ്റ്റേറ്റ് സെന്റെർ ഭാരത സർക്കാർ തിരുവനന്തപുരം. ഇന്ത്യയടക്കം പ്രമുഖ ഉപഭോക്തൃ രാഷ്ട്രങ്ങൾ തങ്ങളുടെ അസംസ്കൃത എണ്ണയുടെ തന്ത്രപ്രധാന ശേഖരം തുറക്കാനെടുത്ത തീരുമാനം പെട്രോളിയം കയറ്റുമതി രാഷ്ട്രസംഘടന (ഒപെക്-ഒപിഇസി)യടക്കം എണ്ണ വ്യാപാര കൂട്ടുകെട്ടുകൾക്ക് എതിരായ വിതരണതല ഇടപെടലാണ്. ലോകരാഷ്ട്രങ്ങളെ മറ്റു പോംവഴിയില്ലാത്തവിധം ജാമ്യത്തടവുകാരാക്കുന്ന എണ്ണവ്യാപാര കൂട്ടുകെട്ടുകൾക്കെതിരെ അഭൂതപൂർവമായ വെല്ലുവിളിയാണ് ഉപഭോക്തൃ രാഷ്ട്രങ്ങൾ ഉയർത്തിയിരിക്കുന്നത്. അസംസ്കൃത എണ്ണയുടെ ഉല്പാദനം, വിതരണം എന്നിവയെ ഏകപക്ഷീയമായി നിയന്ത്രിച്ച് കൃത്രിമമായി വിപണിവില ഉയർത്തുന്ന അവരുടെ തന്ത്രത്തെയാണ് പ്രമുഖ ഉപഭോക്തൃ രാഷ്ട്രങ്ങളായ യുഎസ്, ചെെന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവയുടെ രാഷ്ട്രങ്ങളുടെ ഏകോപിത നടപടി വെല്ലുവിളിക്കുന്നത്. ആഗോള എണ്ണവിപണിയെ ഏകപക്ഷീയമായി നിയന്ത്രിക്കുന്ന ഒപെക് അടക്കമുള്ള കയറ്റുമതി രാഷ്ട്ര സംഘടനകൾക്ക് നടപടി ശക്തമായ മുന്നറിയിപ്പാണ് നല്കുന്നത്. ലോകമാകെ കോവിഡ് മഹാമാരിയുടെയും അടച്ചുപൂട്ടലിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പിടിയിൽ അമരുമ്പോഴും എണ്ണകയറ്റുമതി രാഷ്ട്രങ്ങൾ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർത്തുകയും അതുവഴി സമ്പദ്ഘടനകളുടെ തിരിച്ചുവരവിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഏകോപിത നടപടി വിപണിയിൽ എന്ത് മാറ്റമാണ് സൃഷ്ടിക്കുക എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. ഉപഭോക്തൃ രാജ്യങ്ങളുടെ വിതരണതല ഇടപെടലിനെതിരെ ഉല്പാദക രാജ്യങ്ങൾ പ്രതിനടപടി സൂചനകൾ ഇതിനകം നല്കിക്കഴിഞ്ഞു. ഉല്പാദനം കുറച്ച്, ആവശ്യകത ഉയർത്തി പ്രതിസന്ധി രൂക്ഷമാക്കാനാണ് അവരുടെ നീക്കം. അസംസ്കൃത എണ്ണയുടെ കരുതൽശേഖരം തുറക്കുന്നതുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വിപണിവിലയിൽ എന്തെങ്കിലും മാറ്റമുണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്നാണ് അനുഭവം തെളിയിക്കുന്നത്. ഒപെകിന് എതിരായ ആഗോള തന്ത്രത്തിന്റെ ഭാഗമായി തുറക്കുന്ന ശേഖരം രാജ്യത്തിന്റെ പരിമിതമായ സംഭരണശേഷിപോലും സ്വകാര്യ കുത്തകകൾക്ക് കെെമാറാനുള്ള എളുപ്പവഴിയായി മാറ്റുകയാണ് മോഡി സർക്കാർ. അതിശക്തമായ ചെറുത്തുനില്പ് സമരത്തിലൂടെയെ എണ്ണയുടെ വില കുറയ്ക്കാനും ജനങ്ങളുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദത്തിന് അയവുവരുത്താനും ആവു. ചുരുളി: വർത്തമാനവും രാഷ്ട്രീയവും; ഗീതി സംഗീത പറയുന്നു… ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു കായികം പോസിറ്റീവ് കൊറോണ വൈറസ് പരിശോധനയ്ക്ക് ശേഷം മെഡ്‌വെദേവ് മോണ്ടെ കാർലോ മാസ്റ്റേഴ്സിൽ നിന്ന് പിന്മാറുന്നു ഓട്ടോമൊബൈലുകൾ കബീര മൊബിലിറ്റി ഹെർമിസ് 75 ഹൈ സ്പീഡ് കൊമേഴ്‌സ്യൽ ഡെലിവറി ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ സമാരംഭിച്ചു സിനിമകൾ ഉഗാഡി 2021: മഹേഷ് ബാബു, രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ, ദർശനം, മറ്റ് സൗത്ത് സ്റ്റാർസ് എന്നിവർക്ക് ആരാധകർക്ക് ആശംസകൾ അയച്ചു ധനകാര്യം സ്വർണ്ണ വില ഇടിവ് എൻ‌ബി‌എഫ്‌സികൾക്ക് ഒരു വിഷമവുമില്ല, ബാങ്കുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട് സാങ്കേതികവിദ്യ എജിആർ ബാധ്യതകളും ഏറ്റവും പുതിയ സ്പെക്ട്രം ലേലവും ടെലികോം മേഖലയെ ബാധിച്ചേക്കാം വിദ്യാഭ്യാസം സി‌എസ്‌ബി‌സി ബീഹാർ പോലീസ് കോൺസ്റ്റബിൾ അന്തിമ ഫലം 2021 പ്രഖ്യാപിച്ചു യാത്ര ഏപ്രിലിൽ മഹാരാഷ്ട്രയിൽ സന്ദർശിക്കാൻ പറ്റിയ 10 സ്ഥലങ്ങൾ വീട് ആരോഗ്യം പോഷകാഹാരം പോഷകാഹാരം oi-Swaranim Sourav By സ്വരാനിം സൗരവ് 2018 ഡിസംബർ 28 ന് ടാരോ റൂട്ട് (അർബി) ജനുസ്സിൽ പെടുന്നു [1] കൊളോകാസിയയും കുടുംബമായ അറേസിയും തെക്കൻ മധ്യേഷ്യ, മലായ് പെനിൻസുല, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തെക്ക് കിഴക്കൻ ഏഷ്യ, ജപ്പാൻ, ചൈന, പസഫിക് ദ്വീപുകൾ, തുടർന്ന് അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഇത് കാലക്രമേണ വ്യാപിച്ചു. അതിനാൽ, ഇപ്പോൾ ഇത് എല്ലായിടത്തും വിതരണം ചെയ്യപ്പെടുന്ന ഒരു പാൻ-ഉഷ്ണമേഖലാ വിളയായി കണക്കാക്കപ്പെടുന്നു. ഒന്ന് മുതൽ രണ്ട് മീറ്റർ വരെ ഉയരം കൈവരിക്കുന്ന വറ്റാത്ത, സസ്യസസ്യമാണ് ടാരോ. ഇതിന് ഒരു കോം പോലുള്ള ഘടനയുണ്ട്, അതിൽ നിന്ന് വേരുകൾ താഴേക്ക് വളരുന്നു, ഇതിന് നാരുകളുള്ള റൂട്ട് സംവിധാനമുണ്ട്, ഇത് മണ്ണിന്റെ ഉപരിതലത്തിൽ നിന്ന് ഒരു മീറ്റർ മാത്രം താഴെയാണ്. കോംസ് വലുതും സിലിണ്ടർ ആകുന്നതുമാണ്, അവ ഭക്ഷ്യയോഗ്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ ഭാഷയുടെ പട്ടിക 100 ഗ്രാം ടാരോയിൽ (ലെഹുവ) ഏകദേശം അടങ്ങിയിരിക്കുന്നു [രണ്ട്] 100 ഗ്രാം ടാരോയിൽ (ലെഹുവ) ഏകദേശം അടങ്ങിയിരിക്കുന്നു ടാരോ റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ (അർബി) കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗങ്ങളും പ്രമേഹവും പിടിപെടാനുള്ള സാധ്യത കുറവാണ്. ടാരോയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് സ്വാഭാവികമായും പ്രമേഹ രോഗികൾക്ക് അവരുടെ രക്തം നിയന്ത്രിക്കാൻ സഹായിക്കുന്നു [3] പഞ്ചസാര ഫലപ്രദമായി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മിതമായി തുടരുന്നതിനാൽ ശാരീരിക സഹിഷ്ണുത വർദ്ധിക്കുന്നു, ഇൻസുലിൻ ഉൽപാദനത്തിന്റെ ഫലമായി അവ സമൂലമായി കുറയുന്നില്ല. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ലിപിഡുകളെയും ട്രൈഗ്ലിസറൈഡുകളെയും നിയന്ത്രിക്കുന്നതിനും ടാരോ റൂട്ട് സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാനും ബിഎംഐ പരിപാലനത്തിനും സഹായിക്കുന്നു. നല്ല ചർമ്മവും മൊത്തത്തിലുള്ള ആരോഗ്യവും നിലനിർത്തുന്നതിന് പ്രോട്ടീൻ, കാൽസ്യം, തയാമിൻ, ഫോസ്ഫറസ്, റൈബോഫ്ലേവിൻ, നിയാസിൻ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ഭക്ഷണത്തിലെ നാരുകളോ പ്രതിരോധശേഷിയുള്ള അന്നജമോ ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയാത്തതിനാൽ, അവ നമ്മുടെ കുടലിൽ കൂടുതൽ നേരം തുടരും. വൻകുടലിലെത്തുമ്പോഴേക്കും അവ സൂക്ഷ്മാണുക്കളെ വിഴുങ്ങുകയും നല്ല ബാക്ടീരിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ടാരോ വേരുകളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, അവ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണ സംയുക്തങ്ങളാണ്, അവ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാണ് 5] കാൻസർ തടയുക. ടാരോ റൂട്ടിൽ കാണപ്പെടുന്ന പ്രധാന പോളിഫെനോളാണ് ക്വെർസെറ്റിൻ, ഇത് ആപ്പിൾ, ഉള്ളി, ചായ എന്നിവയുടെ പ്രധാന ഘടകമാണ്. ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ ക്വെർസെറ്റിന് 'കീമോപ്രിവന്റേഴ്‌സ്' ആയി പ്രവർത്തിക്കാൻ കഴിയും. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ഓക്‌സിഡേഷൻ പ്രക്രിയയിൽ നിന്ന് കേടുപാടുകൾ സംഭവിക്കുന്നത് തടയുന്നു [6] അത് വിവിധ ഘട്ടങ്ങളിൽ കാൻസർ കോശങ്ങളുടെ വ്യാപനത്തെ തടയുന്നു. ഒരു ടെസ്റ്റ്-ട്യൂബിൽ നടത്തിയ ഒരു പരീക്ഷണമനുസരിച്ച്, ചില പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ച തടയാൻ ടാരോ സെല്ലുകൾക്ക് കഴിഞ്ഞു, പക്ഷേ അവയെല്ലാം 7] ടാരോ റൂട്ടിൽ നല്ല അളവിൽ അന്നജവും ഭക്ഷണ നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദയ, കൊറോണറി രോഗങ്ങൾ തടയാൻ നല്ല അളവിൽ ഫൈബർ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു [8 എൽ‌ഡി‌എൽ കുറയ്ക്കുന്നതിന് ഫൈബർ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് മോശം കൊളസ്ട്രോൾ ആണ്. കണ്ടെത്തിയ പ്രതിരോധശേഷിയുള്ള അന്നജത്തിന് ടാരോ റൂട്ടിന് ഒന്നിലധികം ഉപാപചയ ഗുണങ്ങളുണ്ട്. ഇത് ഇൻസുലിനിമിക് പ്രതികരണങ്ങൾ കുറയ്ക്കുകയും ശരീരത്തിലെ മുഴുവൻ ഇൻസുലിൻ സംവേദനക്ഷമതയും മെച്ചപ്പെടുത്തുകയും ഭക്ഷണ സംതൃപ്തി വർദ്ധിപ്പിക്കുകയും കൊഴുപ്പ് സംഭരണം കുറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രക്തയോട്ടം തടസ്സമില്ലാതെ കാര്യക്ഷമമാണ്, അതിനാൽ ഹൃദയത്തെ ആരോഗ്യകരവും പ്രവർത്തനപരവുമായി നിലനിർത്തുന്നു. ടാരോ വേരുകളും മറ്റ് അന്നജ വിളകളും സിസ്റ്റത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അവർക്ക് ധാരാളം പോഷകാഹാരവും ആരോഗ്യഗുണങ്ങളും ഉണ്ട്. ആന്റിഓക്‌സിഡേറ്റീവ്, ഹൈപ്പോകോളസ്ട്രോളമിക്, ഇമ്മ്യൂണോമോഡുലേറ്ററി, ഹൈപോഗ്ലൈസെമിക് 9] ആന്റിമൈക്രോബിയൽ. ടാരോയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളായ ഫിനോളിക് സംയുക്തങ്ങൾ, ഗ്ലൈക്കോൽകലോയിഡുകൾ, സാപ്പോണിനുകൾ, ഫൈറ്റിക് ആസിഡുകൾ, ബയോ ആക്റ്റീവ് പ്രോട്ടീനുകൾ എന്നിവയ്ക്ക് ഈ ഗുണങ്ങളെല്ലാം നന്ദിയോടെ സംഭാവന ചെയ്യാൻ കഴിയും. വിറ്റാമിൻ സി ഉള്ളത് നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ, കോമൺ ഇൻഫ്ലുവൻസ തുടങ്ങിയ സാധാരണ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അസാധുവാക്കുകയും കോശങ്ങളുടെ കേടുപാടുകൾ തടയുകയും ചെയ്യുന്നു. ടാരോ വേരുകളിൽ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്, ഇത് സാധാരണയായി അന്നജമാണ് [10] അത് ചെറുകുടലിൽ ശരിയായി ആഗിരണം ചെയ്യപ്പെടാതെ വലിയ കുടലിലേക്ക് കടന്നുപോകുന്നു. അഴുകൽ, ഫാറ്റി ആസിഡ് ഉൽപാദനം എന്നിവ സുഗമമാക്കുന്ന ഒരു നല്ല കെ.ഇ. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പോസ്റ്റ്പ്രാൻഡിയൽ ഗ്ലൈസെമിക്, ഇൻസുലിൻ പ്രതികരണങ്ങൾ കുറയുന്നു, പ്ലാസ്മ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുകയും ശരീരത്തിലെ മുഴുവൻ ഇൻസുലിൻ നിലയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൊഴുപ്പ് സംഭരണം കുറയുന്നു, അതിനാൽ രക്തക്കുഴലുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തടസ്സങ്ങൾക്ക് സാധ്യത കുറവാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ [പതിനൊന്ന്] ടാരോ റൂട്ടിലുണ്ട്, ഇത് മികച്ച ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കേടായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചർമ്മത്തിലെ ചുളിവുകളും കളങ്കങ്ങളും കുറയ്ക്കുകയും ചെയ്യുന്നു. സ്വതന്ത്രമായ സമൂലമായ നാശനഷ്ടങ്ങൾക്കെതിരെ പോരാടാനും ചർമ്മത്തിന് ആരോഗ്യകരമായ രൂപം നൽകാനും അവർക്ക് കഴിയും. ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന ഇൻട്രാ സെല്ലുലാർ സിഗ്നലുകൾ കടന്നുപോകുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. അതിനാൽ അവ വീക്കം, ഫോട്ടോഡാമേജ് അല്ലെങ്കിൽ ചുളിവുകൾ എന്നിവയിൽ നിന്ന് പ്രവർത്തനപരമായ സംരക്ഷണം നൽകുന്നു. ടാരോയിൽ നല്ലൊരു ശതമാനം ഫൈബർ അടങ്ങിയിരിക്കുന്നു. നാരുകളുടെ ഉപഭോഗം, ലയിക്കുന്നതോ ലയിക്കാത്തതോ, ഭക്ഷണത്തിനു ശേഷമുള്ള സംതൃപ്തി വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും [12] ആസക്തി. കാരണം, ഫൈബർ മലമൂത്രത്തെ സ്റ്റിക്കി ആകുന്നത് തടയുകയും അതിനെ ഒരു പിണ്ഡമാക്കി മാറ്റുകയും ചെയ്യുന്നു, ഇത് കുടലിന് ചുറ്റും സാവധാനം, പക്ഷേ എളുപ്പത്തിൽ നീങ്ങുന്നു. ഡയറ്ററി ഫൈബർ കൂടുതൽ നേരം തുടരാൻ സഹായിക്കുകയും അങ്ങനെ കുറച്ച് കലോറി ഉപഭോഗം ചെയ്യുകയും ചെയ്യുന്നു. ടാരോ സമൃദ്ധമായതിനാൽ [13] ആന്റിഓക്‌സിഡന്റുകൾ. ഇത് സ്വാഭാവികമായും കോശങ്ങളുടെ മന്ദഗതിയിലുള്ള വാർദ്ധക്യ പ്രക്രിയയെ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ കേടായ കോശങ്ങൾ നന്നാക്കുകയും അവയെ പുതിയ സെല്ലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു, അങ്ങനെ ശരീരം കൂടുതൽ നേരം യുവാക്കളായി നിലനിർത്തുന്നു. ചില രോഗങ്ങൾക്കെതിരെ പോരാടാനും അൾട്രാവയലറ്റ് രശ്മികളുടെ സംരക്ഷണം നൽകാനും അവർക്ക് കഴിയും. മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ടാരോ [14 മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സാധാരണ പേശികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ഇവ രണ്ടും അറിയപ്പെടുന്നു. ഭക്ഷണത്തിലെ മഗ്നീഷ്യം ശാരീരിക പ്രവർത്തന നിലയെ തിരിച്ചറിയുന്നു. ഗെയിറ്റിന്റെ വേഗത, ജമ്പിംഗ് പ്രകടനം, പിടി ശക്തി എന്നിവ മെച്ചപ്പെടുത്താൻ ഇതിന് കഴിയും. വിറ്റാമിൻ ഇ പേശികളുടെ തളർച്ചയും സങ്കോചവും നേരിടാൻ ഫലപ്രദമാണെന്ന് തെളിയിക്കാൻ കഴിയും [പതിനഞ്ച്] പ്രോപ്പർട്ടികൾ. പേശികളുടെ വീണ്ടെടുപ്പിനും energy ർജ്ജത്തിനുമുള്ള അത്യന്താപേക്ഷിതമായ കാർബോഹൈഡ്രേറ്റുകളും ടാരോയിൽ അടങ്ങിയിരിക്കുന്നു. ടാരോയിലെ പ്രധാന ആന്റിഓക്‌സിഡന്റുകളാണ് ബീറ്റാ കരോട്ടിൻ, ക്രിപ്‌റ്റോക്‌സാന്തിൻ എന്നിവ വിറ്റാമിൻ എ, കാഴ്ചശക്തിയും മൊത്തത്തിലുള്ള കണ്ണ് ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വരണ്ട കണ്ണുകളുടെ ലൂബ്രിക്കേഷന് വിറ്റാമിൻ എ സഹായകമാണെന്ന് തെളിഞ്ഞു. മാക്യുലർ ഡീജനറേഷനിൽ നിന്ന് സംഭവിക്കാവുന്ന കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. പെരിഫറൽ കാഴ്ച നഷ്ടപ്പെടുന്നവരുടെ അവസ്ഥ മെച്ചപ്പെടുത്താൻ വിറ്റാമിൻ എ ല്യൂട്ടിനുമായി സംയോജിപ്പിക്കും [പതിനഞ്ച് ടാരോ റൂട്ട് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം ടാരോ വേരുകൾ പലവിധത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അവയുടെ നേർത്ത സ്ട്രിപ്പുകൾ ചുട്ടു ചിപ്പുകളാക്കി മാറ്റാം. ചെറിയ കഷണങ്ങളായി മുറിക്കുമ്പോൾ അവ വറുത്തതും ശ്രീരാച്ച സോസ് ഉപയോഗിച്ച് ജോടിയാക്കാവുന്നതുമാണ്. മൃദുലമായ ഒരു സൂചനയോടുകൂടി അവർ രുചികരമായ രുചി വാഗ്ദാനം ചെയ്യുമ്പോൾ, ടാരോ റൂട്ട് പൊടി തയ്യാറാക്കാൻ അവ ഉപയോഗിക്കാം, അങ്ങനെ ബബിൾ ടീ, തണുത്ത കോഫി, ലാറ്റെ അല്ലെങ്കിൽ മഫിനുകൾ എന്നിവയിൽ തളിക്കാം. ടാരോ കറിയിൽ ഉപയോഗിക്കാം അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് വറുത്തതാണ്. പ്രസിദ്ധമായ ഹവായിയൻ വിഭവമായ പൊയിയിലും ഇത് ഉപയോഗിക്കുന്നു, അവിടെ തൊലികളഞ്ഞതും ആവിയിൽ വേവിച്ചതുമാണ്, പിന്നീട് ഇത് മിനുസമാർന്നതും ക്രീം നിറമുള്ളതുമായ ഘടന നൽകുന്നു. ചുട്ടുപഴുത്ത ദോശ, പേസ്ട്രി അല്ലെങ്കിൽ ഫ്രോസൺ തൈര്, ഐസ്ക്രീം എന്നിവയ്ക്കുള്ള പ്രധാന ഘടകമായും ഇതേ ടാരോ റൂട്ട് പൊടി ഉപയോഗിക്കാം. ഈ റൂട്ട് വിപണിയിൽ മാവും ലഭ്യമാണ്, മാത്രമല്ല അതിശയകരമായ പാൻകേക്കുകൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കാം. ടാരോയിൽ ധാരാളം കാർബോഹൈഡ്രേറ്റുകളും അന്നജവും അടങ്ങിയിരിക്കുന്നു. അന്നജം [16] സാധാരണയായി ഗ്ലൂക്കോസായി വിഭജിച്ച് .ർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു. ടാരോയിലൂടെ കാർബോഹൈഡ്രേറ്റ് അമിതമായി ഉപഭോഗം ചെയ്യുന്നത് ശരീരത്തെ കൊഴുപ്പായി സംഭരിക്കും, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. ഒരു ദിവസം ആവശ്യമുള്ളതിനേക്കാൾ അമിതമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, അങ്ങനെ ഇത് പ്രമേഹ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, വെണ്ണ, പുളിച്ച വെണ്ണ, മറ്റ് ഫാറ്റി ഘടകങ്ങൾ എന്നിവ ഇതിൽ ചേർക്കാതിരിക്കുന്നതാണ് നല്ലത്, ഇത് കലോറി ഉപഭോഗം വർദ്ധിപ്പിക്കും. അതിനാൽ, ടാരോ വേരുകൾ ഒരു സൈഡ് ഡിഷ് ആയി അല്ലെങ്കിൽ ചില പച്ചക്കറികൾക്കൊപ്പം ഒരു ദിവസം ഒരു അന്നജം മാത്രമായി കഴിക്കാൻ നിർദ്ദേശിക്കുന്നു. അത് കലോറി അമിതമാക്കാതെ ഭക്ഷണം സമതുലിതമായി നിലനിർത്തുന്നു. ടാരോ വേരുകളിൽ ചിലത് [17] അസംസ്കൃതമോ വേവിക്കാത്തതോ ആയ രൂപത്തിൽ ഒരു ചെറിയ ക്രിസ്റ്റൽ പോലുള്ള രാസവസ്തു അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥത്തെ കാൽസ്യം ഓക്സലേറ്റ് എന്ന് വിളിക്കുന്നു, ഇത് പ്രകൃതിദത്ത കീടനാശിനിയായി പ്രവർത്തിക്കുന്നു. അസംസ്കൃതമോ വേവിക്കാത്തതോ ആയ ടാരോ വേരുകൾ കഴിക്കുന്നത് ഈ രാസവസ്തുക്കളെ തകർക്കും, തൊണ്ടയിലും വായിലുമുള്ള സംവേദനങ്ങൾ പോലെ നിങ്ങൾക്ക് സൂചി അനുഭവപ്പെടാം, അങ്ങനെ ഇത് വ്യാപകമായ ചൊറിച്ചിലിന് കാരണമാകുന്നു. ഓക്സലേറ്റ് കഴിക്കുന്നത് വളരെ സെൻസിറ്റീവ് ആളുകളിൽ വൃക്കയിലെ കല്ല് രൂപപ്പെടാൻ ഇടയാക്കും. അതിനാൽ ടാരോ ശരിയായി പാചകം ചെയ്യുന്നത് ഇത് എളുപ്പത്തിൽ തടയാൻ കഴിയും. ഹവായിയൻ വിഭവമായ പൊയിയിൽ, ടാരോ പൾപ്പ് ആക്കി മാറ്റുന്നതിനുമുമ്പ് നന്നായി തിളപ്പിക്കുന്നു. ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും നശിപ്പിക്കാൻ ഇല 45 മിനിറ്റും, ഒരു മണിക്കൂറെങ്കിലും കോംസും തിളപ്പിക്കണം. [രണ്ട്]ബ്രൗൺ, എ. സി വാലിയർ, എ 2004 പൊയിയുടെ uses ഷധ ഉപയോഗങ്ങൾ. ന്യൂട്രീഷൻ ഇൻ ക്ലിനിക്കൽ കെയർ: ടഫ്റ്റ്സ് സർവകലാശാലയുടെ public ദ്യോഗിക പ്രസിദ്ധീകരണം, 7 (2 69-74. [3]മധുരക്കിഴങ്ങ്, കസവ, ടാരോ പ്രമേഹരോഗികൾക്ക് നല്ലതാണ്. ഫിലിപ്പൈൻ കൗൺസിൽ ഫോർ ഹെൽത്ത് റിസർച്ച് ആൻഡ് ഡവലപ്മെന്റ്. [4]അഡെയ്ൻ, ടി ഷിമെലിസ്, എ നെഗുസി, ആർ തിലാഹുൻ, ബി ഹാക്കി, ജി. ഡി 2013 എത്യോപ്യയിലെ ടാരോയുടെ (കൊളോക്കേഷ്യ എസ്‌ക്യുലന്റ, എൽ വളർച്ചയുടെ പ്രോക്‌സിമേറ്റ് കോമ്പോസിഷൻ, ധാതുലവണങ്ങൾ, പോഷകാഹാരക്കുറവ് ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രോസസ്സിംഗ് രീതിയുടെ ഫലം. [5]ബെയ്‌സോ, ഡി ഡി ഫ്രീറ്റാസ്, സി. എസ് ഗോമസ്, എൽ. പി ഡാ സിൽവ, ഡി കൊറിയ, എ പെരേര, പി. ആർ അഗുവില, ഇ.,… പാസ്‌ചോളിൻ, വി 2017 റൂട്ട്, ക്ഷയം, ധാന്യങ്ങൾ എന്നിവയിൽ നിന്നുള്ള പോളിഫെനോളുകൾ ബ്രസീലിൽ കൃഷി ചെയ്യുന്നു: രാസ, പോഷക സ്വഭാവവും മനുഷ്യന്റെ ആരോഗ്യത്തിലും രോഗങ്ങളിലും അവയുടെ ഫലങ്ങൾ. പോഷകങ്ങൾ, 9 (9 1044. [6]ഗിബെല്ലിനി, എൽ പിന്തി, എം നാസി, എം മൊണ്ടാഗ്ന, ജെ. പി ഡി ബയാസി, എസ് റോട്ട്, ഇ ബെർട്ടോൺസെല്ലി, എൽ കൂപ്പർ, ഇ. എൽ.,… കോസാർസ, എ 2011 ക്വെർസെറ്റിൻ, കാൻസർ കീമോപ്രൊവെൻഷൻ. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പൂരകവും ഇതര മരുന്നും: eCAM, 2011, 591356. [8]ത്രെപ്ലെട്ടൺ, ഡി. ഇ ഗ്രീൻ‌വുഡ്, ഡി. സി ഇവാൻസ്, സി. ഇ ക്ലെഗോർൺ, സി. എൽ നിക്‌ജെയർ, സി വുഡ്‌ഹെഡ്, സി കേഡ്, ജെ. ഇ ഗെയ്ൽ, സി. പി.,… ബർലി, വി. ജെ 2013 ഡയറ്ററി ഫൈബർ കഴിക്കുന്നതും ഹൃദയ രോഗത്തിനുള്ള സാധ്യതയും: വ്യവസ്ഥാപിത അവലോകനവും മെറ്റാ അനാലിസിസും. ബി‌എം‌ജെ (ക്ലിനിക്കൽ റിസർച്ച് എഡി 347, എഫ് 6879. [9]ചന്ദ്രശേഖര, എ ജോഷെഫ് കുമാർ, ടി 2016 പ്രവർത്തനപരമായ ഭക്ഷണങ്ങളായി വേരുകളും കിഴങ്ങുവർഗ്ഗ വിളകളും: ഫൈറ്റോകെമിക്കൽ ഘടകങ്ങളെക്കുറിച്ചും അവയുടെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ചും ഒരു അവലോകനം. ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ്, 2016, 3631647. [10]അല്ലർ, ഇ. ഇ അബെറ്റെ, ഐ അസ്ട്രപ്പ്, എ മാർട്ടിനെസ്, ജെ. എ വാൻ ബാക്ക്, എം. എ 2011 അന്നജം, പഞ്ചസാര, അമിതവണ്ണം. പോഷകങ്ങൾ, 3 (3 341-369. [പതിനൊന്ന്]സാവേജ്, ജെഫ്രി ഡുബോയിസ്, എം 2006 ടാരോ ഇലകളിലെ ഓക്സലേറ്റ് ഉള്ളടക്കത്തിൽ കുതിർക്കുന്നതും പാചകം ചെയ്യുന്നതും. ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷൻ. 57, 376-381. [12]ഹിഗ്ഗിൻസ് ജെ.ആർ 2004 റെസിസ്റ്റന്റ് അന്നജം: ഉപാപചയ ഇഫക്റ്റുകളും ആരോഗ്യ ആനുകൂല്യങ്ങളും, ജേണൽ ഓഫ് എ‌ഒ‌എസി ഇന്റർനാഷണൽ, 87 (3 761-768. [13]ഹോവർത്ത്, എൻ. സി സാൾട്ട്മാൻ, ഇ റോബർട്ട്സ്, എസ്. ബി 2011 ഡയറ്ററി ഫൈബറും ഭാരം നിയന്ത്രണവും. പോഷകാഹാര അവലോകനങ്ങൾ. 59 (5 129-139. [14]ബർക്കത്ത്, അലി ഖാൻ, ബർക്കത്ത് നവീദ്, അക്തർ റസൂൽ, അക്തർ ഖാൻ, ഹാരൂൺ മുർതസ, ഗുലാം അലി, ആതിഫ് ഖാൻ, കമ്രാൻ അഹ്മദ് സമൻ, ഷാഹിക് ഉസ് ജമീൽ, അദ്‌നാൻ വസീം, ഖാലിദ് മഹമൂദ്, താരിഖ് 2012 മനുഷ്യ ചർമ്മം, വാർദ്ധക്യം, ആന്റിഓക്‌സിഡന്റുകൾ. Medic ഷധ സസ്യങ്ങളുടെ ജേണൽ. 6, 1-6. [പതിനഞ്ച്]ഴാങ്, വൈ ക്സൻ, പി വാങ്, ആർ മാവോ, എൽ അവൻ, കെ 2017 മഗ്നീഷ്യം വ്യായാമ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമോ? പോഷകങ്ങൾ, 9 (9 946. [16]കൂമ്പസ് ജെ‌എസ്, റോവൽ ബി, ഡോഡ് എസ്‌എൽ, ഡെമിറൽ എച്ച്എ, നൈറ്റോ എച്ച്, ഷാൻലി ആർ‌എ, പവേഴ്സ് എസ്‌കെ. 2002, ക്ഷീണം, പേശി സങ്കോച ഗുണങ്ങൾ എന്നിവയിലെ വിറ്റാമിൻ ഇ യുടെ കുറവ്, യൂറോപ്യൻ ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജി, 87 (3 272-277. [17]റാസ്മുസ്സെൻ, എച്ച്. എം ജോൺസൺ, ഇ. ജെ 2013 പ്രായമാകുന്ന കണ്ണിനുള്ള പോഷകങ്ങൾ. വാർദ്ധക്യത്തിലെ ക്ലിനിക്കൽ ഇടപെടലുകൾ, 8, 741-748. പ്രതിദിന ജാതകം: 21 മാർച്ച് 2021 നിങ്ങളെ തൽക്ഷണം സുഖപ്പെടുത്തുന്നതിന് തേനീച്ച കുത്തുന്നതിനുള്ള 10 മികച്ച ഹോം പരിഹാരങ്ങൾ വരളക്ഷ്മി വ്രതം 2019: പൂജ, തീയതി, സമയം, പ്രാധാന്യം നിങ്ങൾ ലാക്ടോസ് അസഹിഷ്ണുതയാണോ? ഈ ഭക്ഷണങ്ങളിൽ നിന്ന് നിങ്ങളുടെ കാൽസ്യം ആവശ്യം നേടുക നിരവധി അവസരങ്ങൾക്ക് അനുയോജ്യമായ പകുതി സാരി എന്തുകൊണ്ടാണ് പുരുഷന്മാർക്ക് നീളമുള്ള നഖങ്ങൾ ഉള്ളത് പരുക്കൻ മുടി മൃദുവാക്കാൻ കഴിയുന്ന DIY മുട്ട വെളുത്ത ഹെയർ മാസ്കുകൾ പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ഒരു ദാരുണമായ കഥ: ഉർവാഷി പുരുഷവ ലോക മുലയൂട്ടൽ ആഴ്ച 2020: മുലപ്പാൽ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള 13 പ്രകൃതിദത്ത വഴികൾ ഇന്ത്യൻ ആർമി ഡേ 2020: ഈ ദിവസം പങ്കിടാനുള്ള ഉദ്ധരണികളും ആശംസകളും സന്ദേശങ്ങളും ലഖ്‌നൗ സ്റ്റൈൽ ഗാലൂട്ടി കബാബ് പാചകക്കുറിപ്പ് ജീവിത, സൗന്ദര്യം, ഫാഷൻ, ആരോഗ്യ ഉപദേശങ്ങൾക്കും വാർത്ത കാലികമായി നിങ്ങളെ കാര്യക്ഷമമായ ഈ ജീവിത സൈറ്റ്. നിലക്കടല വെണ്ണ ആരോഗ്യത്തിന് നല്ലതാണോ അല്ലയോ പുതുതായി വിവാഹിതനായ ഇന്ത്യൻ വധുവിനുള്ള നുറുങ്ങുകൾ വീട്ടിൽ അസംസ്കൃത മാമ്പഴം എങ്ങനെ പാകമാകും തമിഴകത്തിന്റെ പ്രിയ താരമായ ജ്യോതികയുടെ 43ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. സൂര്യ ആരാധകരും ജ്യോതിക ആരാധകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തിരിച്ചുവരവില്‍ ജ്യോതികയുടെ സിനിമ നിര്‍മ്മിച്ചത് ഭര്‍ത്താവും നടനുമായ സൂര്യയായിരുന്നു. ജ്യോതികയുടെ പുതിയ സിനിമാ വിശേഷങ്ങളും മക്കളെ കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സൂര്യ-ജ്യോതിക ദമ്പതിമാരെപ്പോലെ തന്നെ മക്കളായ ദിയയും ദേവുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ തന്റെ പുതിയ ചിത്രമായ ഉടന്‍പിറപ്പിന്റെ വിശേഷങ്ങള്‍ പങ്കിട്ട് താരമെത്തിയിരുന്നു. ഡും ഡും ഡുമിന് ശേഷം വീണ്ടും ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍ ജ്യോതിക. മണിമലയാര്‍ പിഴുതെടുത്ത ആ വീടിനൊപ്പം പൊലിഞ്ഞത് മകളുടെ വിവാഹസ്വപ്‌നവും; ഇനിയെന്തെന്നറിയാതെ മുണ്ടക്കയം സ്വദേശി പ്രദീപും കുടുംബവും തന്റെ ജീവിതത്തില്‍ നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഈ കഥാപാത്രത്ത അവതരിപ്പിക്കാന്‍ പ്രചോദനമേകിയതെന്ന് ജ്യോതിക പറഞ്ഞിരുന്നു. സൂര്യയുടെ അമ്മ ഉള്‍പ്പടെ നിരവധി വനിതകളാണ് തന്നെ ആ വേഷം ഗംഭീരമാക്കാനായി സഹായിച്ചത്. 15 വര്‍ഷത്തിലധികമായി സൂര്യയുടെ അമ്മയെ അറിയാം. കോയമ്പത്തൂരിനടുത്തുള്ള ചെറിയൊരു ഗ്രാമത്തിലാണ് സൂര്യയുടെ കുടുംബക്കാര്‍ താമസിക്കുന്നത്. അവിടെയുള്ളവരും തനിക്ക് ഇന്‍സ്പിരേഷനായിട്ടുണ്ട്. മുന്‍പൊരിക്കലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായതിനാലാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നും ജ്യോതിക പറഞ്ഞിരുന്നു. ആമസോണില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാതംഗി എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ക്ഷേത്രത്തില്‍ വെള്ളം കയറി; ചെമ്പില്‍ കയറി വിവാഹ മണ്ഡപത്തിലെത്തി വധൂവരന്മാര്‍ വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു. ശക്തമായ വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ജ്യോതിക നേരത്തെയും തെളിയിച്ചിരുന്നു.ജ്യോതികയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും ശക്തമായ പിന്തുണയാണ് ജ്യോതികയുടേയും സൂര്യയുടേയും കുടുംങ്ങള്‍ നല്‍കുന്നത്. എല്ലാത്തിലും പെര്‍ഫെക്റ്റാണ് സൂര്യയെന്നാണ് ജ്യോതിക പറയാറുള്ളത്. തിരിച്ചുവരവിനായി തന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. താന്‍ ലൊക്കേഷനിലേക്ക് പോവുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം ചെയ്ത് അവരുടെ കൂടെ തന്നെയുണ്ടാവാറുണ്ട് അദ്ദേഹമെന്നും ജ്യോതിക പറഞ്ഞിരുന്നു. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. സിബിഐ അന്വേഷിക്കണമെന്ന മുറവിളിയുമായി യുഡിഎഫ്; അവസാനം സോളാറില്‍ കോണ്‍ഗ്രസ് ഉലയുന്നു Janayugom Online ഇന്ത്യ — റഷ്യ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന സന്ദേശം Home Opinion Editorial ഇന്ത്യ — റഷ്യ ഉച്ചകോടി മുന്നോട്ടുവയ്ക്കുന്ന സന്ദേശം സിബിഐ അന്വേഷിക്കണമെന്ന മുറവിളിയുമായി യുഡിഎഫ്; അവസാനം സോളാറില്‍ കോണ്‍ഗ്രസ് ഉലയുന്നു കേരളത്തിൽ ഏത്‌ കേസായാലും സിബിഐ അന്വേഷിക്കണമെന്ന മുറവിളിയാണ്‌ സംസ്ഥാനത്തെ കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്.കേന്ദ്ര ഏജന്‍സികളെകൊണ്ട് അന്വേഷണം നടത്തി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ഇല്ലായ്തമ ചെയ്യുകതയാണെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും, അശോക് ഗെഹ് ലോട്ടും അഭിപ്രായപ്പെട്ടിരുന്നു, കേരളത്തിലെ കോണ്‍ഗ്രസിനും, യുഡിഎഫിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിനൊപ്പമല്ല അവര്‍ എന്നും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് ഇല്ലായ്മ ചെയ്യിക്കുകയെന്നുള്ളതാണ്. ഇപ്പോള്‍ സോളാറുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷണത്തിലാണ്. എന്നാല്‍ സോളാര്‍ ലൈഗിക പീഡനം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അതിന് ഇരയായ സ്ത്രീമുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതിനാലാണ് ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്ന സോളാർ ലൈംഗിക പീഡന കേസുകൾ‌ സർക്കാർ സിബിഐക്ക്‌ വിട്ടത്. ക്രൈംബ്രാഞ്ച്‌ രജിസ്‌റ്റർ ചെയ്‌ത കെ സി വേണുഗോപാലിനെതിരായ 42/2018, ഉമ്മൻചാണ്ടിക്കെതിരായ 43/2018, ഹൈബി ഈഡനെതിരായ 140/2019, അടൂർ പ്രകാശിനെതിരായ 141/2019, എ പി അനിൽകുമാറിനെതിരായ 142/2019 എന്നീ കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. യുഡിഎഫ്‌ സർക്കാർ നിയോഗിച്ച സോളാർ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്‌ ശുപാർശ പ്രകാരവും ഇരയുടെ പരാതിയിലുമാണ്‌ ഈ കേസുകൾ രജിസ്‌റ്റർ ചെയ്‌തത്‌. എ പി അനിൽകുമാറിനെതിരെ ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴിയും നൽകി. അബ്‌ദുള്ളക്കുട്ടിക്കെതിരെ 2016 ൽ രജിസ്‌റ്റർ ചെയ്‌ത 128/സിആർ/എച്ച്‌എച്ച്‌ഡബ്യൂ- –-1/ടിവിഎം കേസ്‌ ഉമ്മൻചാണ്ടിയുടെ കാലത്ത്‌ ബലാത്സംഗത്തിനിരയായെന്ന ഇരയുടെ പരാതിയിൽ രജിസ്‌റ്റർ ചെയ്‌തതാണ്‌. ആദ്യം കന്റോൺ‌മെന്റ്‌ അസി. കമീഷണർ അന്വേഷിച്ച ഈ കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. അബ്‌ദുള്ളക്കുട്ടിക്കെതിരെയും ഇര മജിസ്‌ട്രേട്ടിന്‌ മുമ്പിൽ രഹസ്യമൊഴി നൽകിയിരുന്നു.സോളാർ പദ്ധതിയുടെ ഭാഗമായി ടീം സോളാർ ഉദ്യോഗസ്ഥയായ വനിതാ സംരംഭകയെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും മറ്റിടങ്ങളിലും വച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. സോളാർ തട്ടിപ്പ്‌ സംബന്ധിച്ച്‌ എൽഡിഎഫ്‌ നിയമസഭയ്‌ക്കകത്തും പുറത്തും നടത്തിയ പ്രക്ഷോഭത്തെ തുടർന്ന്‌ 2013 ഒക്‌ടോബർ 29നാണ്‌ ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയമിച്ചത്‌. റിട്ട.‌ ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷൻ 2017 സെപ്‌തംബർ 26ന്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. അഴിമതി വിജിലൻസും കുറ്റകൃത്യം പൊലീസും വിശദമായി അന്വേഷിക്കണമെന്നായിരുന്നു പ്രധാന ശുപാർശ. നിയമ വിദഗ്‌ധരുമായി ആലോചിച്ച ശേഷം കേസ്‌ ക്രൈം ബ്രാഞ്ചിന്‌ കൈമാറി. അന്വേഷണത്തിന്‌ പ്രത്യേക സംഘവും രൂപീകരിച്ചു. 2017 ഒക്‌ടോബർ 16ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട്‌ നിയമസഭയിലും വച്ചു.സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച സോളാർ ലൈംഗികപീഡന കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ടത്‌ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ. കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ കൈമാറിയപ്പോൾ കേരള പൊലീസിൽ വിശ്വാസമില്ലെന്ന്‌ പറഞ്ഞതും ഉമ്മൻചാണ്ടിയടക്കമുള്ള പ്രതികൾ. എല്ലാ കേസിലും സിബിഐയെ വിളിക്കാൻ മുറവിളി കൂട്ടുന്നവർ ഈ കേസിൽ സിബിഐ വരുമ്പോൾ വിമർശിക്കുന്നത്‌‌ വിരോധാഭാസവും.സംസ്ഥാനാന്തര ബന്ധമുള്ള കേസായതിനാൽ സിബിഐ അന്വേഷിക്കുന്നതാണ്‌ നല്ലതെന്ന വിലയിരുത്തലും ഇരയുടെ പരാതിയുമാണ്‌ പുതിയ തീരുമാനത്തിലേക്ക്‌ സർക്കാരിനെ എത്തിച്ചത്‌. സോളാർ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ്‌ യുഡിഎഫ്‌ നേതാക്കളുടെ ആരോപണം‌. ലൈംഗികമായി പീഡിപ്പിച്ചതായി ഇരയാണ്‌ പറഞ്ഞത്‌. പീഡിപ്പിച്ചവരുടെ പേരുവിവരം ഉൾപ്പെടെയുള്ള വിശദമായ കത്ത്‌ കോടതിക്കും നൽകി. സാമ്പത്തിക അഴിമതി നടന്നെന്നും ഇര പറഞ്ഞു. തട്ടിപ്പിനിരയായതായി കോൺഗ്രസ്‌ നേതാവ്‌ മല്ലേലിൽ ശ്രീധരൻ നായർ അടക്കമുള്ളവർ പറഞ്ഞു. ഉമ്മൻചാണ്ടിയുമായി സരിതയ്‌ക്കുള്ള ബന്ധമാണ്‌ പണം കൊടുക്കാനിടയാക്കിയതെന്നും ശ്രീധരൻ നായർ പറഞ്ഞു.സോളാർ തട്ടിപ്പ് കേസും അതിൽ രാഷ്ട്രീയ ‑ഉദ്യോഗസ്ഥ‑ഭരണ നേതൃത്വത്തിലുള്ളവരുടെ കുറ്റകരമായ പങ്കും അന്വേഷിക്കാൻ 2013 ഒക്‌ടോബർ 28ന്‌ ഉമ്മൻ‌ചാണ്ടി റിട്ട. ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിനും വിസ്‌താരത്തിനുംശേഷം റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചു. അഡ്വക്കറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ഉപദേശം തേടിയശേഷം 2017 ഒക്‌ടോബർ 11നു ചേർന്ന മന്ത്രിസഭായോഗം റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും അംഗീകരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശവുംതേടി. മൂന്ന്‌ നിയമോപദേശങ്ങളുടെയും കമീഷന്റെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ്‌ തുടർ നടപടി സ്വീകരിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്‌ട്രീയ തീരുമാനമല്ല സോളാർ കേസന്വേഷണമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. കേരളത്തിൽ ഏത്‌ കേസായാലും സിബിഐ അന്വേഷിക്കണമെന്ന മുറവിളിയാണ്‌ യുഡിഎഫിന്റേത്‌. ലൈഫ്‌ പദ്ധതിക്കെതിരെ പോലും കത്തെഴുതി സിബിഐയെ വിളിച്ചുവരുത്തി‌. ഏറ്റവും ഒടുവിൽ വിവാദമായ വാളയാർ കേസും സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തിരിച്ചടിയുണ്ടാകുുമെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ അങ്കലാപ്പ് ശക്തമായിരിക്കുന്നു. രാഷ്ട്രീയ സാഹചര്യം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഐ വിഭാഗവും. പുതുച്ചേരിയിലും കോണ്‍ഗ്രസിലുളള വിശ്വാസം തകരുന്നു കഴുകന്‍ കണ്ണുകളുമായി ബിജെപിയും കോണ്‍ഗ്രസില്‍ മൂവാറ്റുപുഴക്കായി നിരവധിപേര്‍ ;വാഴയ്ക്കനെതിരെ മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ കോൺഗ്രസിന്റെ തെളിവെടുപ്പുകൾ പ്രഹസനമാകുന്നതായി അണികൾ; ഗ്രൂപ്പ് നേതാക്കൾക്കെതിരെ പരാതി പ്രളയം സമ്പർക്ക അകലത്തെക്കാൾ ഭയങ്കരം ജാതി വിവേചനം ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആന്ധ്രയിലൂടെ സഞ്ചരിച്ചു. അന്ന് അവിടെക്കണ്ട നാശങ്ങള്‍ എന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ പ്രചണ്ഡവാതം ആന്ധ്രദേശത്തിന്റെ ഭൂപ്രകൃതിയെയാകെ മാറ്റിക്കളഞ്ഞു. മണല്‍ക്കാടു പോലെയുള്ള സ്ഥലം. വന്മരങ്ങള്‍ ഇല്ല. എങ്കിലും ഉണ്ടായിരുന്ന ചില മരങ്ങള്‍ കടപുഴകി മറിഞ്ഞു കിടക്കുന്നു. വിദ്യുച്ഛക്തി വിളക്കുകളുടെ കമ്പിക്കാലുകള്‍ നമ്മുടെ ‘റ’ എന്ന അക്ഷരം പോലെ വളഞ്ഞു നില്‍ക്കുന്നു. കുടിലുകള്‍ പാടേ പറന്നു പോയി. ഉറപ്പുള്ള വീടുകളുടെ മേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ കുറെ നേരം സഞ്ചരിച്ചിട്ടു താഴെ വന്നു വീണു ചിതറിക്കിടക്കുന്നു. എത്രയോ ആളുകള്‍ മരിച്ചിരിക്കണം. ഭൂകമ്പം വന്ന സ്ഥലങ്ങള്‍ ഞാന്‍ കണ്ടില്ല. പ്രചണ്ഡവാതം വരുത്തുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ നാശമായിരിക്കും അതു വരുത്തിക്കൂട്ടുക. ഭൂമിയുടെ അവസ്ഥിതി പോലും ഭൂമികുലുക്കം മാറ്റി മറിക്കും. അത്യുക്തിയാണെന്നു ധരിക്കരുതു വായനക്കാര്‍. എഡ്വേര്‍ഡ് ഡബ്ള്‍യു സെയ്ദിന്റെ “Culture and Imperialism” എന്ന ഗ്രന്ഥം സാഹിത്യ നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങള്‍ക്കു വിസ്മയാവഹമായ പരിവര്‍ത്തനം വരുത്തിയിരിക്കുന്നു. പ്രചണ്ഡവാതവും ഭൂകമ്പവും വിനാശത്തിനു കാരണമായി­ബ്ദവിക്കുമെങ്കിലും സാഹിത്യ­നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാര­ത്തിന്റെയും മണ്ഡലങ്ങളില്‍ അടിച്ച ഈ ധീഷണവാതം, അവിടെയുണ്ടായ ആശായോത്കമ്പം അവയ്ക്ക് എന്തെന്നില്ലാത്ത ഉദാത്തതയും രാമണീയകവും നല്‍കിയരിക്കുന്നു. സെയ്ദ് 1978–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘Orientalism’ (പൂര്‍വദേശീയത) എന്ന പുസ്തകം വായിച്ചു ഞാന്‍ അന്നേ അദ്ദേഹത്തിന്റെ ആരാധകനായി മാറിയിരുന്നു. ഈ വര്‍ഷം പ്രസാധനം ചെയ്ത Culture and Imperialism എന്ന ഗ്രന്ഥം വായിച്ചു ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ തലകുനിച്ചു നില്‍ക്കുന്നു. നിരൂപണത്തിന്റെയും രാഷ്ട്രവ്യവഹാരത്തിന്റെയും മണ്ഡലങ്ങളെ മാത്രമല്ല നിഷ്പക്ഷ­ചിന്താഗതി­ക്കാരനായ ഏതു സഹൃദയന്റെ മാനസിക മണ്ഡലത്തെയും ഇതു പരിവര്‍ത്തനം ചെയ്യും. ആരാണ് എഡ്‌വേര്‍ഡ് ഡബ്ള്‍യു. സെയ്ദ് (Edward W. Said അദ്ദേഹം കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രൊഫസറാണ്. മാത്രമല്ല താരതമ്യസാഹിത്യത്തിന്റെയും പ്രൊഫസര്‍. 1935-ലാണ് അദ്ദേഹം ജറൂസലമില്‍ ജനിച്ചത്. അറബി ക്രിസ്ത്യാനികളാണ് സെയ്ദിന്റെ അച്ഛനമ്മമാര്‍. 1947-ല്‍ പലസ്റ്റൈന്‍ എല്ലാക്കാലത്തേക്കുമായി വിട്ടുപോന്ന സെയ്ദ് അച്ഛനമ്മമാരോടുകൂടി കുറെക്കാലം ഈജിപ്തില്‍ താമസിച്ചു. 1963-ല്‍ അദ്ദേഹം വിദ്യാഭ്യാസത്തിനായി അമേരിക്കന്‍ ഐക്യനാടുകളിലേക്കു പോന്നു. കുടുംബത്തിലെ മറ്റംഗങ്ങള്‍ ജോര്‍ദന്‍, ലബനന്‍, യൂറോപ്പ്, യു.എസ്.എ. ഇവിടങ്ങളില്‍ താമസമായി. 1982-ല്‍ ഇസ്രയേല്‍, ബേറൂട്ട് ആക്രമിച്ചതിനു ശേഷം അവിടെ (ബേറൂട്ടില്‍) പാര്‍ത്തിരുന്ന അമ്മയെ അദ്ദേഹം കണ്ടിട്ടില്ല. ജൂതന്മാരില്‍നിന്നും ഇറാക്കികളില്‍നിന്നും പലസ്റ്റൈനിയന്‍ തീവ്രവാദികളില്‍നിന്നും വധഭീഷണി നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന സെയ്ദ് സാമ്രാജ്യവിസ്തൃതി നയത്തിന്റെ — ഇംപീയിരിലസത്തിന്റെ — ബദ്ധശത്രുവാണ്. ലോകമാകെ വ്യാപിച്ച ഒരു സാമ്രാജ്യവ്യവസ്ഥിതി സംസ്കാരം ഇന്നുണ്ട്. ഈ വ്യവസ്ഥിതിയെ എതിര്‍ക്കുന്ന വേറൊരു സംസ്കാരവുമുണ്ട്. ഈ രണ്ടു സംസ്കാരങ്ങളെയും സാംസ്കാരിക രൂപങ്ങളിലൂടെ അപഗ്രഥിക്കുകയാണ് സെയ്ദ്. സാംസ്കാരിക രൂപങ്ങളില്‍ പ്രാധാന്യമുള്ള നോവലാണ് അങ്ങനെ അപഗ്രഥിക്കപ്പെടുക. ഈ ലോകത്തെ വിചിത്രങ്ങളായ സ്ഥലങ്ങളെക്കുറിച്ചു നോവലിസ്റ്റുകള്‍ പറയുന്ന കഥകളില്‍, അധിനിവേശം നടത്തുന്നവരുടെയും അതിന്റെ ഫലമായി പീഡിപ്പിക്കുന്നവരുടെയും ജീവിതമാകെയുണ്ടെന്നാണ് സെയ്ദിന്റെ അഭിപ്രായം. സാമ്രാജ്യത്വവ്യവസ്ഥിതിയില്‍ നടക്കുന്ന യുദ്ധം ഭൂമിയെച്ചൊല്ലിയുള്ളതാണ്. എന്നാല്‍ ഭൂമി ആര്‍ക്ക്, അതില്‍ കടന്നുകൂടി ജോലി ചെയ്യാന്‍ അധികാരമാര്‍ക്ക്? അതു മുന്നോട്ടു കൊണ്ടുപോകുന്നതാര്? ആ ഭൂമി തിരിച്ചു പിടിച്ചതാര്? അതിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാര്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ തരുന്നത് ആഖ്യാനമാണ്. ഒരു നിരൂപകന്‍ പറഞ്ഞിട്ടുണ്ടെന്നു സെയ്ദ് ചൂണ്ടിക്കാണിക്കുന്നു, രാഷ്ട്രങ്ങള്‍ തന്നെ ആഖ്യാനങ്ങളാണെന്ന് (Nations themselves are narrations). ആഖ്യാനം നിര്‍വഹിക്കാനുള്ള ശക്തി, മറ്റാഖ്യാനങ്ങള്‍ രൂപം കൊള്ളാനുള്ള യത്നത്തെ ചെറുക്കല്‍ ഇവ രണ്ടും സംസ്കാരത്തിനും സാമ്രാജ്യവ്യവസ്ഥിതിക്കും പ്രധാനപ്പെട്ടവയാണ്. സാമ്രാജ്യവ്യവസ്ഥിതിയെ തകര്‍ത്തുകളയാനും ആഖ്യാനങ്ങള്‍ക്കു കഴിയും. ‘റോബിന്‍സണ്‍ ക്രൂസോ’ എന്ന നോവല്‍ നോക്കുക. ഒരു യൂറോപ്യന്‍ യൂറോപ്പുമായി ബന്ധമില്ലാത്ത ദ്വീപില്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയനുസരിച്ചു ഭൂമി കരസ്ഥമാക്കുന്നതാണ് അതിന്റെ പ്രധാനപ്പെട്ട വിഷയം. സെയ്ദ് ഈ രചനകളെക്കുറിച്ചു പറയുന്നതെല്ലാം സംഗ്രഹിച്ചു പറയുന്നതുപോലും ആവിഷ്കരിക്കാന്‍ ഒരു ചെറിയ ലേഖനത്തില്‍ കഴിയുകയില്ല. നമുക്ക് ആദ്യമായി ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂവിന്റെ കൃതികളിലേക്ക് പോകാം. ഫ്രാന്‍സ്, അള്‍ജീരിയ സ്വാധീനപ്പെടുത്തിയതിന്റെ പാരമ്പര്യങ്ങളും ശൈലികളും തന്ത്രജ്ഞതകളും സൂക്ഷ്മതയോടെ സ്ഫുടീകരിക്കുന്നവയാണ് കമ്യൂവിന്റെ നോവലുകളും ചെറുകഥകളും. കോളനിയെക്കുറിച്ച് (അധിനിവേശപ്രദേശത്തെക്കുറിച്ച്) ഉണ്ടാകുന്ന വികല്പത്തിനു രാജധാനിയോടു ബന്ധപ്പെട്ട (പാരീസിനോടു ബന്ധപ്പെട്ട) ഒരു സുന്ദരരൂപം നല്‍കുകയാണ് കമ്യൂ. ആള്‍ജീരിയയുടെ ദേശീയതയെ അംഗീകരിക്കാതിരിക്കല്‍, ഫ്രാന്‍സിന്റെ പ്രാദേശികാക്രമണം ഇവയോടുള്ള പ്രതികരണങ്ങളില്‍ കമ്യൂ കാണിച്ച ഭാഗികത്വം ലോകജനതയ്ക്കു തളര്‍ച്ചയുണ്ടാക്കുന്നതാണ്. ഷെനേ (Genet ഫാനൊങ് (Fanon, ആള്‍ജീരിയന്‍ നേഷ്നല്‍ ഫ്രൊന്‍റ് നേതാവ്) ഇവരുടെ രചനകളോടു തട്ടിച്ചു നോക്കുമ്പോള്‍ കമ്യൂവിന്റെ നോവലുകള്‍ക്കും ചെറുകഥകള്‍ക്കും നിഷേധാത്മകമായ ചൈതന്യമേയുള്ളൂ. മറ്റു ഫ്രഞ്ചു നോവലുകളോടു ചേര്‍ത്ത് കമ്യൂവിന്റെ നോവലുകള്‍ വായിക്കാനാണു ജനതയ്ക്കു താല്‍പര്യം. കമ്യൂകഥകള്‍ നടക്കുന്ന സ്ഥലമായി ആള്‍ജീരിയ തെരഞ്ഞെടുത്തത് അദ്ദേഹത്തില്‍ അഭിമര്‍ദ്ദം ചെലുത്തിയ സാന്മാര്‍ഗിക പ്രശ്നങ്ങളാലാണെന്നു പറയുന്നവരുണ്ട്. മനുഷ്യാവസ്ഥയുടെ അര്‍ത്ഥവാദകഥകളായി അദ്ദേഹത്തിന്റെ നോവലുകള്‍ ജനങ്ങള്‍ വായിക്കുന്നു. ‘The Stranger’ എന്ന നോവലിലെ പ്രധാനകഥാപാത്രം ഒരറബിയെ കൊല്ലുന്നു. പക്ഷേ ഈ അറബിക്കു പേരില്ല. ചരിത്രമില്ല. അച്ഛനമ്മമാരേക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ. ‘പ്ലേഗ്’ എന്ന നോവലിലെ നഗരത്തില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുമ്പോള്‍ മരിക്കുന്നത് അറബികളാണ്. എന്നാല്‍ രണ്ടു യൂറോപ്യന്മാരെയാണ് കമ്യൂ മുന്‍പോട്ടു തള്ളിവിട്ടു വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. നോവലുകളുടെ കലാപരമായ സമ്പന്നതയെയാണു ശ്രദ്ധിക്കേണ്ടത്, എന്തു പറഞ്ഞില്ല എന്നതിലല്ല, ശ്രദ്ധ വേണ്ടത് എന്നു ചിലര്‍ പറഞ്ഞേക്കും. ഇതിനു സെയ്ദ് മറുപടി പറയുന്നത് 1830-ല്‍ ഫ്രാന്‍സ് തുടങ്ങിയ ഇംപീരിയല്‍ ആക്രമണം കമ്യൂവിന്റെ കാലത്തും നിലനിന്നുവെന്നും തന്റെ നോവലുകളില്‍ അദ്ദേഹം അതിനു പ്രാധാന്യം നല്‍കിയെന്നുമാണ്. ആള്‍ജീരിയയില്‍ ഫ്രഞ്ച് യുവാവായി വളര്‍ന്നുവന്ന കമ്യു, ഫ്രാങ്കോ — ആള്‍ജീരിയന്‍ സംഘട്ടനങ്ങള്‍ക്ക് നേരെ എപ്പോഴും കണ്ണടച്ചിട്ടേയുള്ളുവെന്ന് അദ്ദേഹത്തിന്റെ എല്ലാ ജീവചരിത്രകാരന്മാരും പ്രസ്താവിക്കുന്നു. ഫ്രഞ്ച് ഇച്ഛാശക്തി ആള്‍ജീരിയയിലെ മുസ്ലിം ജനതയെ അമര്‍ത്തുന്നതിനു മാത്രമേ അദ്ദേഹം ഭാഷയിലൂടെ, ബിംബങ്ങളിലൂടെ സ്ഫുടീകരിച്ചിട്ടുള്ളൂ. ആള്‍ജീരിയയുടെ ദേശീയ സ്വാതന്ത്ര്യം ഉത്കടവികാരത്തിന്റെ ഫലം മാത്രമാണെന്നു കമ്യൂ ഉദ്ഘോഷിച്ചു. ഒരു ആള്‍ജീരിയന്‍ നേഷന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ജൂതന്മാര്‍ക്കോ തുര്‍ക്കികള്‍ക്കോ ഗ്രീസിലുള്ളവര്‍ക്കോ ഇറ്റലിക്കാര്‍ക്കോ ഈ രാജ്യത്തിന് അവകാശമുണ്ടാകാം എന്നുവരെ പറഞ്ഞ എഴുത്തുകാരനാണു കമ്യൂ. ‘The Stranger’ എന്ന നോവലിലെ കഥാപാത്രം കൊല്ലുന്ന അറബിയുടെ പശ്ചാത്തലം വിട്ടുകളയല്‍, പ്ലേഗ് ബാധിച്ച പട്ടണത്തിന്റെ തകര്‍ക്കല്‍ ഇവയെല്ലാം ഫ്രഞ്ച് മനഃസാക്ഷിയുടെ പ്രകടനം മാത്രമാണ്. സെയ്ദ് എല്ലാം പൊതിഞ്ഞു പറയുന്നു. ഈ ലേഖകന്‍ അനാവരണം ചെയ്തു പറയട്ടെ. കമ്യൂ ഇംപീരിയലിസ്റ്റാണെന്നാണു സെയ്ദ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ജെയ്ന്‍ ഓസ്റ്റിന്‍, കോണ്‍റഡ്, കിപ്ലിങ്, ഫോഴ്സ്റ്റര്‍ ഈ വലിയ സാഹിത്യകാരന്മാരെ (മുണ്ടശ്ശേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍) ‘തൊലി പൊളിച്ചു’ കാണിച്ചുകൊണ്ട് ങ്ഗൂഗി (Ngugi അച്ചേബേ ഈ ആഫ്രിക്കന്‍ സാഹിത്യകാരന്മാര്‍ ഇംപീരിയലിസത്തില്‍ നിന്നു — സാമ്രാജ്യ വ്യവസ്ഥിതിയില്‍നിന്ന് — മനുഷ്യരെ സ്വതന്ത്രരാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചു സെയ്ദ് പ്രതിപാദിക്കുന്നു. ആള്‍ജീരിയന്‍ ദേശീയമുന്നണി നേതാവ് ഫാനൊങ് എന്തു സാംസ്കാരികശക്തി കാണിച്ചുവോ അതുതന്നെ ഈ സാഹിത്യകാരന്‍മാരും പ്രദര്‍ശിപ്പിക്കുന്നുവെന്നു സെയ്ദ് അഭിപ്രായപ്പെടുന്നു ഫാനൊങ് ‘The Wretched of the Earth’ എന്ന വിശ്വവിഖ്യാതമായ ഗ്രന്ഥത്തിന്റെ രചയിതാവാണ്. സാര്‍ത്രാണ് പുസ്തകം അവതരിപ്പിച്ചത്.) സെയ്ദിന്റെ അറബി പരിതഃസ്ഥിതികള്‍ അധിനിവേശത്തോട് കൊളോണിയലിസത്തോട് ബന്ധപ്പെട്ടിരിക്കുന്നു. കുട്ടിക്കാലത്തു സെയ്ദിനു സിറിയയിലേക്കോ ഈജിപ്റ്റിലേക്കോ നിര്‍ബാധം സഞ്ചരിക്കാമായിരുന്നു. ഇന്ന് അതു സാധ്യമല്ല. ഏതു രാജ്യത്തിന്റെയും അതിരുകളില്‍ പ്രതിബന്ധങ്ങള്‍. അറബികളുടെ ദേശീയത മരിച്ചിട്ടില്ലെങ്കിലും ചെറിയ ചെറിയ യൂണിറ്റുകളായി അതു മാറിക്കൊണ്ടിരിക്കുന്നു. ആ ഏകകങ്ങള്‍ക്കു പുതിയ രക്തം വേണ്ട, മാറ്റം വേണ്ട, മാര്‍കേസിന്റെ കുലപതിയുടെ (Autumn of the Patriarch’ എന്ന നോവലിനെ ഉദ്ദേശിച്ച്) അവസ്ഥപോലെ. ഈ ലേഖകന്‍ ഔര്‍ബാഹിന്റെ (Auerbach) “Mimesir” എന്ന അത്യുജ്ജ്വലമായ നിരൂപണഗ്രന്ഥം വായിച്ചിട്ടുണ്ട്. മഹാനായ ആ ജര്‍മ്മന്‍ പണ്ഡിതന്‍ സാമ്രാജ്യവ്യവസ്ഥിതികളേയും ദേശീയ വ്യവസ്ഥിതികളേയും ലംഘിക്കേണ്ടതിന്റെ ആവശ്യകതയെ കാണിക്കാന്‍ പന്ത്രണ്ടാം ശതാബ്ദത്തിലെ ഒരു ക്രൈസ്തവ പുരോഹിതന്‍ യൂഗോയുടെ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു. അങ്ങനെ അവയുടെ അതിരുകളെ ഭഞ്ജിച്ചാലേ ചരിത്രകാരനു മാനുഷികാനുഭവങ്ങളെ അവയുടെ സാകല്യാവസ്ഥയില്‍ ദര്‍ശിക്കാനാവൂ. അല്ലെങ്കില്‍ ഒഴിവാക്കലുകളിലും പിന്തിരിപ്പന്‍ രീതികളിലും ആ ചരിത്രകാരന്‍ ചെന്നു വീഴും. സ്വന്തം മണ്ണു മനോഹരം. അതു ബാല്യകാലകൗതുകം മാത്രം. എന്നാല്‍ ഏതു സ്ഥലത്തെ മണ്ണും സ്വന്തം മണ്ണായി കാണാന്‍ കഴിവുള്ളവനാണു ശ്രേഷ്ഠന്‍. ആ ശ്രേഷ്ഠത്വത്തിലേക്കു ചെന്നിരിക്കുന്നു എഡ്വേര്‍ഡ് സെയ്ദ് ഈ ഗ്രന്ഥത്തിന്റെ രചനയിലൂടെ. വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ പുതിയ സിനിമ ശലമോൻ തുടങ്ങി.ജിതിൻ പത്മനാഭൻ ഒരുക്കുന്ന സിനിമയുടെ തിരക്കഥ നിസാം ഗോസിന്റേതാണ്. പെപ്പർകോൺ സ്റ്റുഡിയോസ് ബാനറിൽ നോബിൾ ജോസ് സിനിമ നിർമ്മിക്കുന്നു. ഇഫാ ക്വാറന്റൈൻ കാലത്ത് പഠനം സുഗമമാക്കുവാൻ Telegram ക്ലാസ്റൂമുകൾ Govt. Law College Ernakulam ആരംഭിക്കുന്നു* ഓരോ ക്ലാസിലെയും ടീച്ചർമാരിൽ നിന്നും നേരിട്ട് പാഠഭാഗങ്ങൾ ലഭ്യമാക്കുവാൻ വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ക്ലാസ്റൂമുകൾ ഉപകരിക്കും. വിവിധ പാഠവിഷയങ്ങൾ ഏകീകൃതമായി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ ക്ലാസ്റൂമുകൾ പ്രവർത്തിക്കുക. ഓരോ സെമസ്റ്റർ വിദ്യാർത്ഥികൾക്കും പഠിക്കുന്ന ഓരോ വിഷയങ്ങളുടെയും study materials ഈ ക്ലാസ്സ്‌ റൂമുകളിൽ അയച്ചുതരുന്നതായിരിക്കും. പാഠവിഷയങ്ങൾ നേരിട്ട് ഓരോരുത്തറിലേക്കും എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന Telegram ക്ലാസ്സ്‌റൂം ലിങ്കുകളിൽ join ചെയ്യുക. ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല ഇന്ന്, എന്‍റെ പ്രവൃത്തി സുഗമമായി പുരോഗമിക്കുന്നതിനും, എന്‍റെ വചനങ്ങളും അധികാരവും പ്രൗഢിയും ന്യായവിധിയും സകല രാജ്യങ്ങള്‍ക്കും ജനതകള്‍ക്കും വെളിപ്പെടുത്തിക്കൊണ്ട് പ്രപഞ്ചമാകെയുള്ള എന്‍റെ പ്രാരംഭ പ്രവൃത്തി കൂടുതല്‍ അനുയോജ്യമായും പരിപൂര്‍ണ്ണമായും നടത്തപ്പെടുന്നതിനും, നിങ്ങളുടെ സ്വന്തം അതിജീവനത്തിനായി ഞാന്‍ നിങ്ങളെ ഗുണദോഷിക്കുന്നു. നിങ്ങളുടെ ഇടയില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തി പ്രപഞ്ചമാകെയുള്ള എന്‍റെ പ്രവൃത്തിയുടെ ആരംഭമാണ്. ഇപ്പോള്‍ ഇതിനോടകംതന്നെ അന്ത്യ ദിനങ്ങളുടെ കാലമാണെങ്കിലും, “അന്ത്യ ദിനങ്ങള്‍” എന്നത് ഒരു യുഗത്തിന്‍റെ പേര് മാത്രമാണെന്ന് അറിയുക; ന്യായപ്രമാണ യുഗവും കൃപായുഗവും പോലെ, അത് ഒരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്, അത് അവസാന ഏതാനും വര്‍ഷങ്ങളെയോ മാസങ്ങളെയോ അല്ല ഒരു മുഴുവന്‍ കാലഘട്ടത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നുവരുകിലും അന്ത്യ ദിനങ്ങള്‍ കൃപായുഗത്തിൽനിന്നും ന്യായപ്രമാണയുഗത്തിൽനിന്നും തികച്ചും വ്യത്യസ്തമാണ്. അന്ത്യ ദിവസങ്ങളുടെ പ്രവൃത്തി ഇസ്രായേലിലല്ല, വിജാതീയരുടെ ഇടയിലാണ് നടത്തപ്പെടുന്നത്; അത് പ്രപഞ്ചത്തിലുടനീളമുള്ള എന്‍റെ മഹത്വത്തിന് വിശ്വവും നഭോമണ്ഡലവും നിറയാനാവുന്നതിനായി എന്‍റെ സിംഹാസനത്തിനു മുന്നില്‍ ഇസ്രായേലിനു പുറത്തുള്ള സകല ജനതകളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമുള്ളവരെ കീഴടക്കലാണ്. അത് എന്‍റെ മഹത്വം ഓരോ ജനതയ്ക്കും, എന്നേക്കും തലമുറകളോളം കൈമാറാന്‍ ഭൂമിയിലെ എല്ലാ സൃഷ്ടികള്‍ക്കും ആവുന്നതിനും, സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികള്‍ക്കും ഞാന്‍ ഭൂമിയില്‍ നേടിയ എല്ലാ മഹത്വവും കാണാനാവുന്നതിനുമായി കൂടുതല്‍ മഹത്വം നേടാന്‍ എനിക്കു സാധിക്കുന്നതിനായാണ്. അന്ത്യ നാളുകളില്‍ നടത്തുന്ന പ്രവൃത്തി കീഴടക്കലിന്‍റെ പ്രവൃത്തിയാണ്. ഭൂമിയിലെ സകല ജനങ്ങളുടെയും ജീവിതങ്ങളുടെ മാർഗ്ഗദർശനമല്ല, മറിച്ച് നാശമില്ലാത്ത സഹസ്രാബ്ദത്തോളം നീളുന്ന മനുഷ്യരാശിയുടെ ഭൂമിയിലെ ദുരിത ജീവീതത്തിന്‍റെ പരിസമാപ്തിയാണ്. അതിന്‍റെ ഒരു അനന്തരഫലമായി, അന്ത്യനാളുകളുടെ വേല ഇസ്രായേലിലെ ആയിരക്കണക്കിന് വര്‍ഷത്തെ വേല പോലെയോ ദൈവത്തിന്‍റെ രണ്ടാം ജഡാവതാരം വരെ രണ്ട് സഹസ്രാബ്ദങ്ങള്‍ തുടര്‍ന്ന യഹൂദ്യയിലെ കേവലം നിരവധി വര്‍ഷത്തെ വേല പോലെയോ ആകാൻ കഴിയില്ല. അന്ത്യനാളുകളിലെ ആളുകള്‍ ജഡത്തിലുള്ള വീണ്ടെടുപ്പുകാരന്‍റെ പുനഃപ്രത്യക്ഷത മാത്രമാണ് അഭിമുഖീകരിക്കുന്നത്, അവര്‍ ദൈവത്തിന്‍റെ വ്യക്തിപരമായ വേലയും വചനങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. അന്ത്യനാളുകള്‍ അവസാനിക്കാൻ രണ്ടായിരം വര്‍ഷം എടുക്കില്ല; അവ യേശു യെഹൂദ്യയില്‍ കൃപയുഗത്തിന്‍റെ വേല നിര്‍വഹിച്ച കാലം പോലെ ഹ്രസ്വമാണ്. അന്ത്യനാളുകള്‍ മുഴുവന്‍ യുഗത്തിന്‍റെയും പരിസമാപ്തിയാണ് എന്നതാണ് ഇതിനു കാരണം. അവ ദൈവത്തിന്‍റെ ആറായിരം വര്‍ഷത്തെ കാര്യനിര്‍വ്വഹണ പദ്ധതിയുടെ പൂര്‍ത്തീകരണവും അവസാനവുമാണ്, അവ മനുഷ്യരാശിയുടെ കഷ്ടപ്പാടുകളുടെ ജീവിതയാത്രയ്ക്ക് പരിസമാപ്തി കുറിക്കുകയും ചെയ്യുന്നു. അവ മനുഷ്യരാശിയെ ആകെ പുതിയൊരു യുഗത്തിലേക്ക് കൊണ്ടുപോകുകയോ മനുഷ്യരാശിയുടെ ജീവിതം തുടരാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല; അതിന് എന്‍റെ കാര്യനിര്‍വ്വഹണ പദ്ധതിയെയോ മനുഷ്യന്‍റെ നിലനില്‍പ്പിനെയോ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുണ്ടായിരിക്കില്ല. മനുഷ്യവര്‍ഗം ഇതുപോലെ തുടരുകയാണെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ അവര്‍ പൂര്‍ണ്ണമായും പിശാചിനാല്‍ നശിപ്പിക്കപ്പെടും, എനിക്കുള്ള ആത്മാക്കള്‍ ആത്യന്തികമായി അതിന്‍റെ കൈകളാല്‍ നശിപ്പിക്കപ്പെടും. എന്‍റെ ജോലി ആറായിരം വര്‍ഷത്തോളം മാത്രമേ നീണ്ടുനില്ക്കൂ, മുഴുവന്‍ മനുഷ്യരുടെയും മേല്‍ ദുഷ്ടന്‍റെ നിയന്ത്രണം ആറായിരം വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനാല്‍, ഇപ്പോള്‍ സമയം കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇനി തുടരുകയോ കാലതാമസം വരുത്തുകയോ ചെയ്യുകയില്ല: അന്ത്യനാളുകളില്‍ ഞാന്‍ സാത്താനെ പരാജയപ്പെടുത്തും, എന്‍റെ മഹത്വമെല്ലാം ഞാന്‍ വീണ്ടെടുക്കും, ഭൂമിയില്‍ എനിക്കുള്ള എല്ലാ ആത്മാക്കളെയും ഞാന്‍ തിരികെ വീണ്ടെടുക്കുകയും അങ്ങനെ അരിഷ്ടതയിലായ ഈ ആത്മാക്കള്‍ കഷ്ടതയില്‍ നിന്ന് രക്ഷപ്പെടുകയും, അങ്ങനെ ഭൂമിയിലെ എന്‍റെ മുഴുവന്‍ വേലയും പരിസമാപ്തിയിലെത്തുകയും ചെയ്യും. ഈ ദിവസം മുതല്‍, ഞാന്‍ ഇനി ഒരിക്കലും ഭൂമിയില്‍ ജഡമായി തീരുകയില്ല, സകലത്തെയും നിയന്ത്രിക്കുന്ന എന്‍റെ ആത്മാവ് ഭൂമിയില്‍ പ്രവര്‍ത്തിക്കുകയുമില്ല. ഞാന്‍ ഭൂമിയില്‍ ഒരു കാര്യം മാത്രം ചെയ്യും: ഞാന്‍ മനുഷ്യരാശിയെ പുനര്‍നിര്‍മ്മിക്കും, വിശുദ്ധവും ഭൂമിയിലെ എന്‍റെ വിശ്വസ്തനഗരവുമായ ഒരു മനുഷ്യവര്‍ഗത്തെ തന്നെ. എന്നാല്‍, ഞാന്‍ ലോകത്തെയാകെയും മനുഷ്യരാശിയെ ആകെയും ഉന്മൂലനം ചെയ്യില്ലെന്ന് അറിയുക. ശേഷിക്കുന്ന മൂന്നിലൊന്നിനെ—എന്നെ സ്നേഹിക്കുകയും ഞാന്‍ പൂര്‍ണ്ണമായി കീഴടക്കുകയും ചെയ്ത മൂന്നിലൊന്നിനെ—ഞാന്‍ കാക്കുകയും, ഈ മൂന്നിലൊന്നിനെ ഞാന്‍ ഫലപ്രാപ്തിയുള്ളവരും ധാരാളം ആടുകളോടും കന്നുകാലികളോടും ഭൂമിയിലെ എല്ലാ സമ്പത്തുക്കളോടും കൂടെ ന്യായപ്രമാണത്തിനു കീഴില്‍ ഇസ്രായേല്യര്‍ ചെയ്തതു പോലെ ഭൂമിയില്‍ പെരുകുന്നവരുമാകുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ മനുഷ്യരാശി എന്നോടൊപ്പം എന്നേക്കും തുടരും, എന്നാല്‍, അത് ഇന്നത്തെ പതിതാപകരമാം വിധം നിന്ദ്യമായ മനുഷ്യരാശി ആയിരിക്കില്ല, മറിച്ച് ഞാന്‍ വീണ്ടെടുത്ത എല്ലാവരുടെയും സമ്മേളനമായ ഒരു മനുഷ്യരാശി ആയിരിക്കും. അത്തരമൊരു മനുഷ്യരാശി സാത്താനാല്‍ നശിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ഉപരോധിക്കപ്പെടുകയോ ചെയ്യുകയില്ല. അത് ഞാന്‍ സാത്താനു മേല്‍ വിജയം വരിച്ചതിനു ശേഷം ഭൂമിയില്‍ നിലനില്‍ക്കുന്ന ഒരേയൊരു മനുഷ്യരാശിയായിരിക്കും. അത് ഇന്ന് ഞാന്‍ കീഴടക്കിയവരും എന്‍റെ വാഗ്ദാനം നേടിയവരുമായ മനുഷ്യരാശിയാണ്. അങ്ങനെ, അന്ത്യനാളുകളില്‍ കീഴടക്കപ്പെട്ട മനുഷ്യരാശി വിടുവിക്കപ്പെടുന്നവരും എന്‍റെ അനന്തമായ അനുഗ്രഹങ്ങള്‍ നേടുകയും ചെയ്യുന്ന മനുഷ്യരാശിയാണ്. അത് സാത്താനുമേലുള്ള എന്‍റെ വിജയത്തിന്‍റെ ഒരേയൊരു തെളിവും സാത്താനുമായുള്ള എന്‍റെ പോരാട്ടത്തിന്‍റെ ഏക ലാഭവും ആയിരിക്കും. യുദ്ധത്തിന്‍റെ ഈ ലാഭങ്ങളെ സാത്താന്‍റെ ആധിപത്യത്തില്‍ നിന്ന് ഞാന്‍ രക്ഷിക്കുന്നു, അവ എന്‍റെ ആറായിരം വര്‍ഷത്തെ കാര്യനിർവഹണ പദ്ധതിയുടെ ഒരേയൊരു പരിണാമവും ഫലവുമാണ്. അവര്‍ പ്രപഞ്ചത്തിലുടനീളമുള്ള സകല ജനതകളില്‍ നിന്നും വിഭാഗങ്ങളില്‍ നിന്നും, സകല ദേശങ്ങളിൽ നിന്നും രാജ്യങ്ങളില്‍ നിന്നുംവരുന്നു. അവര്‍ വ്യത്യസ്ത വംശങ്ങളില്‍ പെട്ടവരാണ്, അവര്‍ക്ക് വ്യത്യസ്ത ഭാഷകളും, ആചാരങ്ങളുമാണ്, തൊലിയുടെ നിറങ്ങൾ വെവ്വേറെയാണ്, അവര്‍ ഭൂഗോളത്തിലെ സകല രാജ്യങ്ങളിലും വിഭാഗങ്ങളിലും, ലോകത്തിന്‍റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. ആത്യന്തികമായി, അവര്‍ ഒരു പരിപൂര്‍ണ്ണ മനുഷ്യരാശിയായി രൂപപ്പെടാനായി സാത്താന്‍റെ ശക്തികള്‍ക്ക് അപ്രാപ്യമായൊരു മനുഷ്യ സമ്മേളനമായി ഒത്തുവരും. മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ഞാന്‍ രക്ഷിക്കാത്തവരും കീഴടക്കാത്തവരുമായുള്ളവര്‍ സമുദ്രത്തിന്‍റെ അഗാധതയിലേക്ക് നിശബ്ദം മുങ്ങുകയും നിത്യതയിലേക്ക് ദഹിപ്പിക്കുന്ന എന്‍റെ അഗ്നിക്ക് ഇരയായി തീരുകയും ചെയ്യും. കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കുകയും കുഞ്ഞാടിന്‍റെ രക്തം കുടിക്കുകയും അവരുടെ കട്ടിളപ്പടിയില്‍ കുഞ്ഞാടിന്‍റെ രക്തം അടയാളപ്പെടുത്തുകയും ചെയ്ത ഇസ്രായേല്യരെ മാത്രം ഒഴിവാക്കി, ഞാന്‍ ഈജിപ്തിലെ ആദ്യജാതന്മാരെയും കന്നുകാലികളെയും ഉന്മൂലനം ചെയ്തതു പോലെ പഴയതും അത്യന്തം നിന്ദ്യവുമായ ഈ മനുഷ്യരാശിയെയും ഞാന്‍ ഉന്മൂലനം ചെയ്യും. ഞാന്‍ കീഴടക്കിയവും എന്‍റെ കുടുംബത്തിലുള്ളവരുമായ ജനങ്ങള്‍ ഞാനാകുന്ന കുഞ്ഞാടിന്‍റെ മാംസം ഭക്ഷിക്കുകയും ഞാനാകുന്ന കുഞ്ഞാടിന്‍റെ രക്തം പാനം ചെയ്യുകയും ചെയ്തവരും എന്നാല്‍ വീണ്ടെടുക്കപ്പെട്ടവരും എന്നെ ആരാധിക്കുന്നവരുമായ ജനങ്ങളും കൂടിയല്ലേ? അത്തരം ജനങ്ങള്‍ എപ്പോഴും എന്‍റെ മഹത്വം കൂടെയുള്ളവരല്ലേ? ഞാനാകുന്ന കുഞ്ഞാടിന്‍റെ മാംസത്തോടു കൂടെയല്ലാത്തവര്‍ ഇതിനോടകം നിശബ്ദമായി സമുദ്രത്തിന്‍റെ അഗാധങ്ങളിലേക്ക് മുങ്ങിയില്ലേ? ഇന്ന് നിങ്ങള്‍ എന്നെ എതിര്‍ക്കുന്നു, ഇന്ന് എന്‍റെ വചനങ്ങള്‍ യഹോവ, ഇസ്രായേലിന്‍റെ പുത്രന്മാരോടും പൗത്രന്‍മാരോടും പറഞ്ഞവ പോലെയാണ്. എന്നിട്ടും നിങ്ങളുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലുള്ള കാഠിന്യം എന്‍റെ ക്രോധത്തെ കുന്നുകൂട്ടുകയും, അതുവഴി നിങ്ങളുടെ ജഡത്തിന്മേല്‍ കൂടുതല്‍ കഷ്ടതകളും നിങ്ങളുടെ പാപങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ന്യായവിധിയും, നിങ്ങളുടെ അനീതിക്കു മേൽ കൂടുതല്‍ ക്രോധവും വരുത്തുവയ്ക്കുന്നു..ഇന്ന് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറിയല്‍ എന്‍റെ ക്രോധ ദിവസത്തില്‍, ആരെയാണ് ഒഴിവാക്കാനാവുക? ആരുടെ അനീതിക്കാണ് എന്‍റെ ശാസനയുടെ കണ്ണുകളില്‍ നിന്ന് രക്ഷപ്പപെടാന്‍ സാധിക്കുക? ആരുടെ പാപങ്ങള്‍ക്കാണ് സര്‍വ്വശക്തനായ എന്‍റെ കൈകളില്‍ നിന്ന് വഴുതിമാറാന്‍ സാധിക്കുക? ആരുടെ നിഷേധത്തിനാണ് സര്‍വ്വശക്തനായ എന്‍റെ ന്യായവിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുക? യഹോവയായ ഞാന്‍ ഇങ്ങനെ, വിജാതീയ കുടുംബത്തിന്‍റെ പിന്‍മുറക്കാരായ നിങ്ങളോട് സംസാരിക്കുകയും, ഞാന്‍ സംസാരിക്കുന്ന വചനങ്ങള്‍, ന്യായപ്രമാണ യുഗത്തിന്‍റെയും കൃപായുഗത്തിന്‍റെയും ഉരുവിടലുകളെ അധികരിക്കുകയും ചെയ്യുന്നു എങ്കിലും നിങ്ങള്‍ ഈജിപ്തിലെ സകല ജനങ്ങളേക്കാളും കഠിനരാണ്. ഞാന്‍ സ്വസ്ഥമായി എന്‍റെ വേല ചെയ്യുമ്പോള്‍ നിങ്ങള്‍ എന്‍റെ ക്രോധം അധികരിപ്പിക്കുകയല്ലേ? നിങ്ങള്‍ക്ക് എങ്ങനെയാണ് സര്‍വ്വശക്തനാകുന്ന എന്‍റെ ദിവസത്തില്‍ നിന്ന് ഹാനിയേല്ക്കാതെ രക്ഷപ്പെടാനാവുക? ഞാന്‍ ഈ വിധത്തില്‍ നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്, ഞാന്‍ ധാരാളം ഊര്‍ജ്ജവും പ്രയത്നവും ചെലവാക്കിയിട്ടുണ്ട്, എന്നിട്ടും ഞാന്‍ വ്യക്തമായി നിങ്ങളോട് പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സര്‍വ്വശക്തനായ എന്‍റെ മുന്നില്‍ നിങ്ങള്‍ എവിടെയാണ് വണങ്ങിയത്? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്? എന്തുകൊണ്ടാണ് നിങ്ങള്‍ പറയുന്നതും ചെയ്യുന്നതുമായ എല്ലാക്കാര്യങ്ങളും എന്‍റെ കോപത്തിനു കാരണമാകുന്നത്? എന്തുകൊണ്ടാണ് നിങ്ങളുടെ ഹൃദയങ്ങള്‍ ഇത്ര കഠിനമായിരിക്കുന്നത്? ഞാന്‍ നിങ്ങളെ എപ്പോഴെങ്കിലും അടിച്ചുവീഴ്ത്തിയിട്ടുണ്ടോ? എന്നെ ദുഃഖിതനും ഉത്കണ്ഠാകുലനുമാക്കുകയല്ലാതെ മറ്റൊന്നും നിങ്ങള്‍ ചെയ്യാത്തതെന്താണ്? യഹോവയായ എന്‍റെ ക്രോധദിവസം നിങ്ങളുടെ മേല്‍ വരുന്നതിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? നിങ്ങളുടെ അനുസരണക്കേടിനാല്‍ ജ്വലിപ്പിക്കപ്പെട്ട കോപം ഞാന്‍ അയയ്ക്കുന്നതിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? ഞാന്‍ ചെയ്യുന്നതെല്ലാം നിങ്ങള്‍ക്ക് വേണ്ടിയല്ലേ? എന്നിട്ടും യഹോവായ എന്നോട് നിങ്ങള്‍ ഇങ്ങനെയാണ് പെരുമാറിയത്: എന്‍റെ ബലിപീഠത്തിലെ വഴിപാടുകള്‍ ചെന്നായ്ക്കുട്ടികള്‍ക്കും അവയുടെ കുട്ടികള്‍ക്കും കഴിക്കാനായി ചെന്നായുടെ മടയിലേക്ക് കൊണ്ടുപോയി എന്‍റെ ബലിയർപ്പണങ്ങൾ മോഷ്ടിക്കുന്നു; സര്‍വ്വശക്തനായ എന്‍റെ വചനങ്ങള്‍ വിസര്‍ജ്ജ്യം പോലെ നിന്ദ്യമാകുന്നതിനായി മറപ്പുറയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കോപം നിറഞ്ഞ തുറിച്ചുനോട്ടങ്ങളും, വാളുകളും കുന്തങ്ങളുമായി നേര്‍ക്കുനേര്‍ വന്ന് ആളുകള്‍ പരസ്പരം പോരാടുന്നു. എവിടെയാണ് നിങ്ങളുടെ സത്യസന്ധത? നിങ്ങളുടെ മാനുഷികത മൃഗീയതയായി മാറിയിരിക്കുന്നു! നിങ്ങളുടെ ഹൃദയങ്ങള്‍ വളരെ മുമ്പ് തന്നെ കല്ലായി മാറിക്കഴിഞ്ഞു. എന്‍റെ ക്രോധത്തിന്‍റെ ദിവസം എത്തുന്ന സമയം, സര്‍വ്വശക്തനായ എനിക്കെതിരേ ഇന്ന് നിങ്ങള്‍ ചെയ്യുന്ന തിന്മകള്‍ക്ക് ഞാന്‍ ന്യായവിധി നൽകുന്ന സമയമാണെന്ന് നിങ്ങള്‍ക്കറിയില്ലേ? എന്‍റെ വചനങ്ങള്‍ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞും അവയ്ക്ക് ചെവി കൊടുക്കാതെയും ഈ വിധത്തില്‍ എന്നെ കബളിപ്പിച്ചുകൊണ്ട്, എനിക്ക് പുറംതിരിഞ്ഞ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എന്‍റെ ക്രോധപൂര്‍ണ്ണമായ ദൃഷ്ടിയിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ എന്‍റെ ബലികള്‍ മോഷ്ടിക്കുകയും എന്‍റെ വസ്തുവകകള്‍ കാംക്ഷിക്കുകയും ചെയ്യുമ്പോള്‍ യഹോവയായ എന്‍റെ കണ്ണുകള്‍ ഇതിനോടകം തന്നെ നിങ്ങളെ കണ്ടുകഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ എന്‍റെ ബലികള്‍ മോഷ്ടിക്കുമ്പോള്‍, ബലികൾ അര്‍പ്പിക്കപ്പെടുന്ന ബലിപീഠത്തിന് മുന്നിലാണ് നിങ്ങള്‍ അത് ചെയ്തത് എന്ന് നിങ്ങളറിയുന്നില്ലേ? ഇത്തരത്തില്‍ എന്നെ കബളിപ്പിക്കാൻ മാത്രം നിങ്ങള്‍ ബുദ്ധിശാലികളാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാനാവുന്നു? നിങ്ങളുടെ നീച പാപങ്ങളില്‍ നിന്ന് എങ്ങനെയാണ് എന്‍റെ ക്രോധത്തിന് ഒഴിഞ്ഞു പോകാനാകുന്നത്? എങ്ങനെയാണ് എന്‍റെ ഉഗ്ര കോപത്തിന് നിങ്ങളുടെ ദുഷ് ചെയ്തികളെ കടന്നുപോകാനാകുന്നത്? നിങ്ങള്‍ ഇന്ന് ചെയ്യുന്ന തിന്മ നിങ്ങള്‍ക്ക് പുറത്തേക്കുള്ള മാര്‍ഗ്ഗം തുറക്കുകയല്ല മറിച്ച് നിങ്ങളുടെ നാളേയ്ക്കായി ശാസനം അധികരിപ്പിക്കുകയാണ് ചെയ്യുന്നത്; അത് സര്‍വ്വശക്തനായ എനിക്ക് നിങ്ങളോടുള്ള എന്‍റെ ശാസനത്തെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. എങ്ങനെയാണ് നിങ്ങളുടെ ദുഷ്ചെയ്തികൾക്കും ദുഷ്ടഭാഷണത്തിനും എന്‍റെ ശാസനയില്‍ നിന്ന് രക്ഷപ്പെടാനാകുന്നത്? എങ്ങനെയാണ് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് എന്‍റെ കാതുകളിലെത്താനാവുന്നത്? എങ്ങനെയാണ് നിങ്ങളുടെ അനീതിയ്ക്ക് പുറത്തേക്ക് ഒരു വഴി തുറക്കാൻ എനിക്കു കഴിയുക? എന്നെ നിഷേധിക്കുന്ന നിങ്ങളുടെ ദുഷ്ചെയ്തികളെ എനിക്ക് എങ്ങനെയാണ് വെറുതെ വിടാനാകുക? സര്‍പ്പത്തിന്‍റേത് പോലെ വിഷലിപ്തമായ നിങ്ങളുടെ നാവുകളെ എനിക്ക് എങ്ങനെയാണ് അരിഞ്ഞുകളയാതിരിക്കാനാവുക? നിങ്ങളുടെ നീതിയുടെ പേരില്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കുന്നില്ല, അതിനു പകരം നിങ്ങളുടെ അനീതിയുടെ ഫലമായി എന്‍റെ ക്രോധം അധികരിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. എനിക്ക് നിങ്ങളോട് എങ്ങനെയാണ് ക്ഷമിക്കാനാവുക? സര്‍വ്വശക്തനായ എന്‍റെ ദൃഷ്ടികളില്‍ നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിന്ദ്യമാണ്. സര്‍വ്വശക്തനായ എന്‍റെ കണ്ണുകള്‍ നിങ്ങളുടെ അനീതിയെ കാണുന്നത് അനുകമ്പാര്‍ഹമല്ലാത്ത ശാസനയായാണ്. എങ്ങനെയാണ് എന്‍റെ നിതിയുള്ള ശാസനയ്ക്കും ന്യായവിധിയ്ക്കും നിങ്ങളെ ഒഴിഞ്ഞു പോകാനാവുന്നത്? നിങ്ങള്‍ എന്നോട് ഇങ്ങനെ ചെയ്ത് എന്നെ ദുഃഖിതനും കോപാകുലനുമാക്കുന്നതിനാല്‍, എനിക്ക് നിങ്ങളെ എങ്ങനെയാണ് എന്‍റെ കൈകളില്‍ നിന്ന് രക്ഷപ്പെടാനും, യഹോവയായ ഞാന്‍ നിങ്ങളെ ശാസിക്കുകയും ശപിക്കുകയും ചെയ്യുന്ന ദിവസത്തില്‍ നിന്ന് ഒഴിവാകാനും നിങ്ങളെ അനുവദിക്കാനാവുക? നിങ്ങളുടെ ദുഷ്ട ഭാഷണങ്ങളും ഉരുവിടലുകളും ഇതിനോടകം തന്നെ എന്‍റെ ചെവികളില്‍ എത്തിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ അനീതി എന്‍റെ നീതിയുടെ വിശുദ്ധ വസ്ത്രത്തെ ഇതിനകം പങ്കിലമാക്കിക്കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ അനുസരണക്കേട് എന്‍റെ ഉഗ്ര കോപത്തെ ഇതിനകം ജ്വലിപ്പിച്ചു കഴിഞ്ഞു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ വളരെ മുമ്പ് തന്നെ എന്നെ രോഷാകുലനാക്കി എന്നും വളരെ മുമ്പ് തന്നെ എന്‍റെ ക്ഷമ നശിപ്പിച്ചുകഴിഞ്ഞു എന്നും നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ ഇതിനോടകം തന്നെ എന്‍റെ ജഡത്തെ നശിപ്പിച്ച് അതിനെ വെറും പഴന്തുണിയാക്കിയെന്നും നിങ്ങള്‍ക്കറിയില്ലേ? ഇതുവരെയും ഞാന്‍ ക്ഷമിച്ചു, ഇനി നിങ്ങളോട് ഒട്ടും തന്നെ വിട്ടുവീഴ്ച്ച കാട്ടാതെ എന്‍റെ കോപത്തിന്‍റെ കെട്ടഴിച്ചുവിടുകയാണ്. നിങ്ങളുടെ ദുഷ്ചെയ്തികള്‍ ഇതിനകം തന്നെ എന്‍റെ കണ്ണുകളില്‍ എത്തിക്കഴിഞ്ഞു എന്നും എന്‍റെ വിപാലങ്ങൾ ഇതിനകം തന്നെ എന്‍റെ പിതാവിന്‍റെ ചെവികളില്‍ എത്തിക്കഴിഞ്ഞു എന്നും നിങ്ങള്‍ക്കറിയില്ലേ? എന്നോട് ഇങ്ങനെ പെരുമാറാന്‍ നിങ്ങളെ അനുവദിക്കാന്‍ അവന് എങ്ങനെ കഴിയും? നിങ്ങൾക്കു വേണ്ടിയുള്ളതല്ലാത്ത ഏതെങ്കിലും പ്രവൃത്തി ഞാൻ നിങ്ങളില്‍ ചെയ്യുന്നുണ്ടോ? എന്നിട്ടും നിങ്ങളില്‍ ആര്‍ക്കാണ് യഹോവയായ എന്‍റെ പ്രവൃത്തിയെ കൂടുതല്‍ ഇഷ്ടപ്പെടാൻ കഴിഞ്ഞത്? ഞാന്‍ ദുർബലനായതിനാലും ഞാന്‍ അനുഭവിച്ച ദുരിതം കാരണമായും എനിക്ക് എന്‍റെ പിതാവിന്‍റെ ഹിതത്തോട് വിശ്വസ്തനാകാതിരിക്കാൻ കഴിയുമോ? യഹോവ സംസാരിച്ചത് പോലെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്; ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഇത്രത്തോളം ഉപേക്ഷിച്ചില്ലേ? എന്‍റെ പിതാവിന്‍റെ വേലയ്ക്കായി ഈ ദുരിതങ്ങളെല്ലാം സഹിക്കാന്‍ ഞാൻ ഒരുക്കമാണെങ്കിലും, എന്‍റെ ദുരിതത്തിന്‍റെ ഫലമായി നിങ്ങളുടെ മേല്‍ ഞാന്‍ കൊണ്ടുവരുന്ന ശാസനത്തില്‍ നിന്ന് നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കാനാവും? എന്നില്‍ നിന്ന് നിങ്ങള്‍ അത്രയധികം ആസ്വദിച്ചുകഴിഞ്ഞില്ലേ? ഇന്ന്, എന്‍റെ പിതാവ് എന്നെ നിങ്ങളുടെ മേല്‍ ചൊരിഞ്ഞിരിക്കുകയാണ്; എന്‍റെ ഉദാരമായ വാക്കുകളേക്കാള്‍ വളരെ കൂടുതല്‍ നിങ്ങള്‍ ആസ്വദിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? എന്‍റെ ജീവിതം നിങ്ങളുടെ ജീവിതത്തിനും നിങ്ങള്‍ ആസ്വദിക്കുന്ന കാര്യങ്ങള്‍ക്കായും മറുവിലയായി നല്കി എന്ന് നിങ്ങള്‍ക്കറിയില്ലേ? സാത്താനുമായി പോരാടുന്നതിന് എന്‍റെ പിതാവ് നടത്താൻ എന്‍റെ ജീവിതം ഉപയോഗിച്ചു എന്നും, നിങ്ങള്‍ക്ക് നൂറുമടങ്ങ് ലഭിക്കുന്നതിന് ഇടയാക്കിയും വളരെയധികം പ്രലോഭനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ അനുവദിച്ചും എന്‍റെ ജീവിതം നിങ്ങളുടെ മേല്‍ അവന്‍ ചൊരിയികയും ചെയ്തു എന്നും നിങ്ങള്‍ക്കറിയില്ലേ? എന്‍റെ വേലയിലൂടെ മാത്രമാണ് പല പ്രലോഭനങ്ങളില്‍ നിന്നും പല ഘോര ശാസനകളില്‍ നിന്നും നിങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ കാരണം മാത്രമാണ് ഇതു വരെയും അസ്വദിക്കാന്‍ എന്‍റെ പിതാവ് നിങ്ങളെ അനുവദിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രൂരതകള്‍ വളര്‍ന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇത്ര കഠിനരും കടുംപിടിത്തക്കാരും ആയിരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? ഭൂമിയില്‍ നിന്നുള്ള എന്‍റെ മടക്കയാത്രയെ തുടര്‍ന്നുണ്ടാകാനുള്ള ക്രോധദിവസത്തില്‍ നിന്ന് നിങ്ങള്‍ ഇന്ന് ചെയ്യുന്ന തിന്മയ്ക്ക് എങ്ങനെ രക്ഷപെടാനാവും? ഇത്ര കഠിനരും കടുംപിടിത്തക്കാരുമായവരെ യഹോവയുടെ കോപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എനിക്ക് എങ്ങനെ അനുവദിക്കാനാവും? പോയ കാലത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ: എപ്പോഴാണ് നിങ്ങൾക്കു നേരേയുള്ള എന്‍റെ നോട്ടം കോപാകുലവും എന്‍റെ ശബ്ദം കര്‍ക്കശവുമായിരുന്നത്? എപ്പോഴാണ് ഞാന്‍ നിങ്ങളുടെ മുടിനാരിഴ കീറിയത്? എപ്പോഴാണ് ഞാന്‍ നിങ്ങളെ അകാരണമായി ഭർത്സിച്ചത്? എപ്പോഴാണ് നിങ്ങളുടെ മുഖത്ത് നോക്കി ഞാന്‍ നിങ്ങളെ ഭർത്സിച്ചത്? ഓരോ പ്രലോഭനത്തില്‍ നിന്നും നിങ്ങളെ അകറ്റി നിര്‍ത്താന്‍ ഞാന്‍ എന്‍റെ പിതാവിനോട് വിളിച്ചപേക്ഷിക്കുന്നത് എന്‍റെ വേലയ്ക്ക് വേണ്ടിയല്ലേ? എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത്? നിങ്ങളുടെ ജഡത്തെ അടിച്ചു താഴെയിടാന്‍ എപ്പോഴെങ്കിലും ഞാന്‍ എന്‍റെ അധികാരം ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങള്‍ എന്തുകൊണ്ടാണ് എന്നോട് അങ്ങനെ പ്രതികാരം ചെയ്യുന്നത്? എന്നോട് ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായിരുന്ന ശേഷം, നിങ്ങള്‍ ഉഷ്ണവാനോ ശീതവാനോ അല്ല, പിന്നീട് നിങ്ങള്‍ എന്നെ പാട്ടിലാക്കാനും എന്നില്‍ നിന്ന് കാര്യങ്ങള്‍ മറച്ചുവയ്ക്കാനും ശ്രമിക്കുന്നു, നിങ്ങളുടെ വായകള്‍ അനീതിയുടെ തുപ്പല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ നാവുകള്‍ക്ക് എന്‍റെ ആത്മാവിനെ വഞ്ചിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ നാവുകള്‍ക്ക് എന്‍റെ ക്രോധത്തില്‍ നിന്ന് രക്ഷപ്പെടാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ നാവുകള്‍ക്ക്, അവ എത്ര ആഗ്രഹിച്ചാലും, യഹോവിയാകുന്ന എന്‍റെ പ്രവൃത്തികളുടെ മേല്‍ ന്യായം വിധിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ മനുഷ്യന് ന്യായം വിധിക്കാനാവുന്ന ദൈവമാണോ? എന്നെ അങ്ങനെ ദൈവദൂഷണം ചെയ്യാന്‍ ഒരു ചെറിയ കൃമിയെ അനുവദിക്കാന്‍ എനിക്കാവുമോ? ഇങ്ങനെയുള്ള അനുസരണക്കേടിന്‍റെ പുത്രന്മാരെ എന്‍റെ അനന്തമായ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും? നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും വളരെ മുമ്പ് തന്നെ നിങ്ങളെ തുറന്നു കാട്ടുകയും കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തിട്ടുള്ളതാണ്. ഞാന്‍ സ്വര്‍ഗ്ഗങ്ങളെ വിപുലമാക്കി എല്ലാക്കാര്യങ്ങളും സൃഷ്ടിച്ചപ്പോള്‍, ഒരു ജീവിയെയും അവയ്ക്ക് ഇഷ്ടമുള്ളത് പോലെ പങ്കെടുക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല, എന്‍റെ വേലയെയും എന്‍റെ കാര്യനിർവഹണത്തെയും തടസ്സപ്പെടുത്താന്‍ ഒന്നിനെയും, അവ എത്രതന്നെ ആഗ്രഹിച്ചിരുന്നെങ്കിലും, ഞാന്‍ അത്ര പോലും അനുവദിച്ചിരുന്നില്ല. ഒരു മനുഷ്യനെയോ വസ്തുവിനെയോ ഞാന്‍ സഹിച്ചിരുന്നില്ല: എന്നോട് ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നവരെ എനിക്ക് എങ്ങനെയാണ് വെറുതേ വിടാനാവുക? എന്‍റെ വചനങ്ങൾക്ക് എതിര് നിൽക്കുന്നവരോട് എനിക്ക് എങ്ങനെയാണ് ക്ഷമിക്കാനാവുക? എന്നെ അനുസരിക്കാത്തവരെ എനിക്ക് എങ്ങനെയാണ് വെറുതേ വിടാനാവുക? മനുഷ്യന്‍റെ ഭാഗധേയം സര്‍വ്വശക്തനാകുന്ന എന്‍റെ കൈകളിലല്ലേ? നിന്‍റെ അനീതിയും അനുസരണക്കേടും എനിക്ക് എങ്ങനെയാണ് വിശുദ്ധമായി പരിഗണിക്കാനാവുക? നിന്‍റെ പാപങ്ങള്‍ക്ക് എങ്ങനെയാണ് എന്‍റെ വിശുദ്ധിയെ പങ്കിലമാക്കാനാവുക? നീതികെട്ടവരുടെ അശുദ്ധിയാല്‍ ഞാന്‍ പങ്കിലമാകുന്നില്ല, നീതികെട്ടവരുടെ വഴിപാടുകളില്‍ ഞാന്‍ സന്തോഷിക്കുന്നതുമില്ല. യഹോവയാകുന്ന എന്നോട് നീ വിശ്വസ്തത കാട്ടിയിരുന്നെങ്കില്‍ എന്‍റെ ബലിപീഠത്തില്‍ നിന്ന് വഴിപാടുകളെ നിനക്കുവേണ്ടി എടുക്കാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ വിശുദ്ധ നാമത്തെ ദൈവദൂഷണം ചെയ്യാന്‍ നിന്‍റെ വിഷം നിറഞ്ഞ നാവുകളെ നിനക്ക് ഉപയോഗിക്കാനാവുമായിരുന്നോ? എന്‍റെ വചനങ്ങള്‍ക്കെതിരേ ഇത്തരത്തില്‍ മത്സരിക്കാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ മഹത്വവും വിശുദ്ധ നാമവും ദുഷ്ടനായ സാത്താനെ സേവിക്കുന്നതിനുള്ള ഒരു ഉപകരണമായി കാണാന്‍ നിനക്കാവുമായിരുന്നോ? എന്‍റെ ജീവിതം നല്കിയിരിക്കുന്നത് വിശുദ്ധരുടെ ആസ്വാദനത്തിനായാണ്. നീ എത്ര ആഗ്രഹിച്ചാലും എന്‍റെ ജീവിതം കൊണ്ട് കളിക്കാനും നിങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷത്തിനുള്ള ഒരു ഉപകരണമായി അതിനെ ഉപയോഗിക്കാനും നിന്നെ അനുവദിക്കാന്‍ എനിക്ക് എങ്ങനെയാവും? നിങ്ങള്‍ എന്നോട് പെരുമാറുന്ന വിധത്തില്‍ ഇത്ര ഹൃദയശൂന്യരും നന്മയില്ലാത്തവരുമാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു? ജീവന്‍റെ ഈ വചനങ്ങളില്‍ നിങ്ങളുടെ ദുഷ്ചെയ്തികള്‍ ഞാന്‍ ഇതിനകം തന്നെ എഴുതിക്കഴിഞ്ഞിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? ഞാന്‍ ഈജിപ്തിനെ ശിക്ഷിക്കുന്ന ക്രോധദിവസത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാനാവും? വീണ്ടും വീണ്ടും എന്നെ ഇങ്ങനെ എതിര്‍ക്കാനും ധിക്കരിക്കാനും നിങ്ങളെ അനുവദിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും? ആ ദിവസം വരുമ്പോള്‍ നിങ്ങൾക്കുള്ള ശാസനം ഈജിപ്തിന്‍റേതിനേക്കാള്‍ അസഹനീയമായിരിക്കും എന്ന് ഞാന്‍ നിങ്ങളോട് വ്യക്തമായി പറയുന്നു! എന്‍റെ ക്രോധ ദിവസത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാനാവും? ഞാന്‍ നിങ്ങളോട് സത്യമായി പറയുന്നു: എന്‍റെ സഹിഷ്ണുത നിങ്ങളുടെ ദുഷ്ചെയ്തികള്‍ക്കായി കരുതിയിട്ടുള്ളതും ആ ദിവസത്തിലെ നിങ്ങളുടെ ശാസനത്തിനായി നിലനില്ക്കുന്നതുമാണ്. എന്‍റെ സഹിഷ്ണുതയുടെ അന്ത്യത്തില്‍ ഞാന്‍ എത്തിക്കഴിയുമ്പോള്‍ ക്രോധപൂര്‍ണ്ണമായ ശിക്ഷാവിധിയുടെ കഷ്ടമനുഭവിക്കുന്നവര്‍ നിങ്ങളായിരിക്കില്ലേ? എല്ലാ കാര്യങ്ങളും സര്‍വ്വശക്തനാകുന്ന എന്‍റെ കൈകളിലല്ലേ? സ്വര്‍ഗ്ഗങ്ങള്‍ക്കു കീഴെ അത്തരത്തില്‍ എന്നോട് അനുസരണക്കേട് കാട്ടാന്‍ നിങ്ങളെ അനുവദിക്കാന്‍ എനിക്ക് എങ്ങനെയാവും? വരാനിരിക്കുന്നവനും, എന്നാല്‍, ഒരിക്കവും വന്നിട്ടില്ലാത്തവനുമായവന്‍ എന്നു പറഞ്ഞിരിക്കുന്ന മിശിഹായെ നിങ്ങള്‍ കണ്ടുമുട്ടിയിരിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതം വളരെ കഠിനമായിരിക്കും. നിങ്ങള്‍ അവന്‍റെ ശത്രുക്കളല്ലേ? യേശു നിങ്ങളുടെ സ്നേഹിതനായിരുന്നു, എന്നിട്ടും നിങ്ങള്‍ മിശിഹായുടെ ശത്രുക്കളാണ്. നിങ്ങള്‍ യേശുവിന്‍റെ സ്നേഹിതര്‍ ആണെങ്കിലും നിങ്ങളുടെ ദുഷ്ചെയ്തികള്‍ വെറുക്കപ്പെടേണ്ടവരുടെ പാത്രങ്ങളെ നിറച്ചിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ക്ക് യഹോവയോട് വളരെ അടുപ്പമുണ്ടായിട്ടും, നിങ്ങളുടെ ദുഷ്ട ഭാഷണങ്ങൾ യഹോവയുടെ കാതുകളില്‍ എത്തിയെന്നും അവന്‍റെ ക്രോധത്തെ പ്രകോപിപ്പിച്ചു എന്നും നിങ്ങള്‍ക്കറിയില്ലേ? അവന് എങ്ങനയാണ് നിന്നോട് അടുത്തിരിക്കാനാവുന്നത്, അവന് എങ്ങനെയാണ് ദുഷ്ചെയ്തികളാല്‍ നിറഞ്ഞിരിക്കുന്ന നിന്‍റെ പാത്രങ്ങളെ കത്തിച്ചുകളയാകിരിക്കാനാവുന്നത്? അവന് എങ്ങനെയാണ് നിന്നെ ശത്രുവാകാതിരിക്കാനാവുന്നത്? അടുത്തത്: രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത് ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ് ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുന്നു സര്‍വശക്തനായ ദൈവത്തിന്‍റെ തിരഞ്ഞെടുത്ത വചനങ്ങള്‍ സെറ്റിങ്സ് പുസ്തകങ്ങള്‍ തിരയുക വീഡിയോകള്‍ ദയവായി തെരയാനുള്ള പദം സെർച്ച് ബോക്സിൽ എൻ്റർ ചെയ്യുക. യോജിക്കുന്നവ ഒന്നുമില്ല. ദയവായി വേറെ വാക്കുകള്‍ ഉപയോഗിച്ച് ശ്രമിക്കൂ. 1 ഫലം 2 ഫലങ്ങള്‍ അടിക്കുറിപ്പുകള്‍ തിരികെ സര്‍വശക്തനായ ദൈവത്തിൻ്റെ സഭ ആപ്പ് ഡൗൺലോഡ് ചെയ്യുക ചോദ്യോത്തരങ്ങളും കർത്താവിന്റെ മടങ്ങിവരവ്, ബുദ്ധിമതികളായ കന്യകമാർ എങ്ങനെയാണ് മണവാളനെ സ്വീകരിക്കുന്നത്, സ്വർഗരാജ്യത്തിലേക്കുള്ള പാത തുടങ്ങിയ സുവിശേഷവീഡിയോകളും കാണാൻ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യുക. മനുഷ്യനെ കൈകാര്യം ചെയ്യേണ്ടത് എല്ലായ്പ്പോഴും എന്റെ കടമയാണ്. മാത്രമല്ല, മനുഷ്യനെ ജയിക്കുക എന്നതാണ് ലോകത്തെ സൃഷ്ടിച്ചപ്പോൾ ഞാൻ കല്‍പ്പിച്ചത്. അവസാന നാളുകളിൽ ഞാൻ മനുഷ്യനെ പൂർണ്ണമായും ജയിക്കുമെന്നോ, മനുഷ്യവർഗത്തിലെ നിഷേധികളെ കീഴടക്കിയത് സാത്താനെ ഞാൻ പരാജയപ്പെടുത്തിയതിന്റെ തെളിവാണ് എന്നോ ആളുകൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, എന്റെ ശത്രു എന്നോട് യുദ്ധം തുടങ്ങിയപ്പോള്‍ത്തന്നെ സാത്താൻ ബന്ദികളാക്കി മക്കളാക്കി മാറ്റിയവരെ കീഴടക്കി അതിന്റെ ഭവനം നിരീക്ഷിച്ച വിശ്വസ്തരായ ദാസന്മാരാക്കും എന്ന് ഞാന്‍ അതിനോട് പറഞ്ഞു കഴിഞ്ഞിരുന്നു. കീഴടക്കുക എന്നതിന്റെ മൗലികാർത്ഥം തോൽപ്പിക്കുക, അപമാനത്തിന് വിധേയമാക്കുക എന്നാണ്; ഇസ്രായേല്യരുടെ ഭാഷയിൽ ഇതിന്‍റെ അര്‍ത്ഥം പൂർണമായും പരാജയപ്പെടുത്തുക, നശിപ്പിക്കുക, എനിക്കെതിരേ കൂടുതൽ ചെറുത്തുനിൽപ്പിന് കഴിവില്ലാത്ത വിധത്തിലാക്കുക എന്നും. എന്നാൽ ഇന്ന്, നിങ്ങളുടെ ഇടയിൽ ഉപയോഗിക്കുമ്പോൾ, അതിന്റെ അർത്ഥം കീഴടക്കുക എന്നതാണ്. എനിക്കെതിരേ ഇനി മത്സരിക്കാനാവാത്ത വിധം, എന്റെ വേലയെ തടസ്സപ്പെടുത്താനോ ശല്യപ്പെടുത്താനോ വേണ്ടുന്ന ശ്വാസം ഇല്ലാത്ത വിധം പൂർണ്ണമായും കെടുത്തിക്കളയുവാനും മനുഷ്യരാശിയിലെ ദുഷ്ടരെ തുരത്തുവാനും ആണ് എപ്പോഴും എന്റെ ഉദ്ദേശ്യം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ, മനുഷ്യനെ സംബന്ധിച്ചിടത്തോളം, കീഴടക്കല്‍ എന്നാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. ഈ പദത്തിന്റെ വ്യംഗ്യാര്‍ത്ഥം എന്തുതന്നെയായാലും, മനുഷ്യരാശിയെ പരാജയപ്പെടുത്തുക എന്നതാണ് എന്റെ ജോലി. മനുഷ്യരാശി എന്റെ കാര്യനിര്‍വഹണത്തിന്റെ ഒരു അനുബന്ധമാണെന്നത് സത്യമാണെങ്കിലും, കൂടുതൽ കൃത്യമായി പറഞ്ഞാൽ, മനുഷ്യവർഗം എന്റെ ശത്രു തന്നെയാണ്. എന്നെ എതിർക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്ന ദുഷ്ടരാണ് മനുഷ്യവർഗം. എന്‍റെ ശാപം കിട്ടിയ ദുഷ്ടന്റെ സന്തതിയല്ലാതെ മറ്റാരുമല്ല മനുഷ്യവര്‍ഗം. എന്നെ ഒറ്റിക്കൊടുത്ത പ്രധാനദൂതന്റെ പിൻഗാമിയല്ലാതെ മറ്റാരുമല്ല മനുഷ്യവർഗം. പണ്ടേ ഞാന്‍ തള്ളിക്കളഞ്ഞ പിശാചിന്റെ പരമ്പരയല്ലാതെ മറ്റൊന്നുമല്ല മനുഷ്യവര്‍ഗം, അന്നുമുതൽ എനിക്ക് പൊരുത്തപ്പെടാനാവാത്ത ശത്രുവുമാണ്. മനുഷ്യനു മുകളിലെ ആകാശം വ്യക്തതയുടെ ഒരു ചെറിയ അടയാളം പോലുമില്ലാതെ പ്രക്ഷുബ്ധവും ഇരുണ്ടതുമാണ്, മനുഷ്യലോകം കൂരിരുട്ടിലേക്കാണ് വീഴുന്നതും, അതില്‍ ജീവിക്കുന്ന ഒരാൾക്ക് തല ഉയർത്തുമ്പോൾ സൂര്യനെയോ മുഖത്തിനു മുന്നിലായി നീട്ടിയ കൈ പോലുമോ കാണാൻ കഴിയില്ല. അവന്റെ കാൽക്കീഴിലുള്ള വഴി, ചെളിയും കുഴികളും നിറഞ്ഞതും, യാതനയുണ്ടാക്കും വിധം വളഞ്ഞുപുളഞ്ഞതുമാകുന്നു; ദേശം മുഴുവൻ ശവങ്ങള്‍ ചിതറിക്കിടക്കുന്നു. ഇരുണ്ട മൂലകൾ മരിച്ചവരുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു, തണുത്തതും നിഴൽ മൂടിയതുമായ കോണുകളിൽ പിശാചുക്കളുടെ കൂട്ടം താമസമാക്കിയിരിക്കുന്നു. മനുഷ്യരുടെ ലോകത്തെല്ലായിടത്തും പിശാചുക്കൾ കൂട്ടത്തോടെ വന്നു പോകുന്നു. എല്ലാത്തരം മൃഗങ്ങളുടെയും സന്തതികൾ, മാലിന്യത്തിൽ പൊതിഞ്ഞ്, മുന്‍കൂട്ടി നിശ്ചയിച്ച പോരാട്ടങ്ങളില്‍ മുഴുകിയിരിക്കയാണ്, ആ ശബ്ദം ഹൃദയത്തില്‍ ഭയമുണ്ടാക്കുന്നു. അത്തരം സമയങ്ങളിൽ, അത്തരമൊരു ലോകത്ത്, അത്തരമൊരു "ഭൂമിയിലെ പറുദീസ"യില്‍, ജീവിതത്തിന്റെ പരമാനന്ദം എവിടെയാണ് ഒരാള്‍ തിരയുന്നത്? തന്റെ ജീവിത ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഒരാൾക്ക് എവിടെ പോകാനാകും? കാലങ്ങളായി സാത്താന്റെ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെട്ടിട്ടുള്ള മനുഷ്യവർഗം, തുടക്കം മുതൽ സാത്താന്റെ വേഷം ഏറ്റെടുക്കുന്ന നടനാണ് അതിലുപരി, മനുഷ്യവർഗം സാത്താന്റെ ആൾരൂപമാണ്, ഒപ്പം സാത്താന് സാക്ഷ്യം വഹിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. അത്തരമൊരു മനുഷ്യവംശത്തിന്, ഈ ദുഷിച്ച മനുഷ്യകുടുംബത്തിന്റെ സന്തതികളായ, ദുഷിച്ച കീടങ്ങളുടെ കൂട്ടമായ ഇവര്‍ക്ക്, എങ്ങനെ ദൈവത്തിന് സാക്ഷ്യം വഹിക്കാനാകും? എന്റെ മഹത്ത്വം എവിടെനിന്നു വരുന്നു? എന്റെ സാക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് ഒരാള്‍ക്ക്‌ എവിടെ നിന്ന് തുടങ്ങാന്‍ കഴിയും? കാരണം, മനുഷ്യരാശിയെ ദുഷിപ്പിച്ച് എനിക്കെതിരേ നിലകൊള്ളുന്ന ശത്രു ഇതിനകം മനുഷ്യരാശിയെ സ്വന്തമാക്കിക്കഴിഞ്ഞു പണ്ടേ ഞാൻ സൃഷ്ടിച്ച, എന്റെ മഹത്ത്വവും എന്റെ സാക്ഷാത്കാരവുമായ മനുഷ്യരാശിയെ അവരെ മലിനമാക്കിയിട്ടുമുണ്ട്. എന്റെ മഹത്ത്വത്തെ അത് തട്ടിയെടുത്തിരിക്കുന്നു, അത് ആകെ മനുഷ്യന്‍റെ ഉള്ളിലേക്ക് നിറച്ചത് സാത്താന്റെ വൃത്തികേട് ചാലിച്ച അതിന്റെ വിഷവും നന്മതിന്മകളുടെ ജ്ഞാനവൃക്ഷത്തിന്റെ പഴച്ചാറുമാണ്. തുടക്കത്തിൽ ഞാൻ മനുഷ്യരാശിയെ സൃഷ്ടിച്ചു; അതായത്, ഞാൻ മനുഷ്യരാശിയുടെ പൂർവ്വികനായ ആദാമിനെ സൃഷ്ടിച്ചു. അവന്‍ രൂപത്താലും പ്രതിരൂപത്താലും അനുഗ്രഹീതനായിരുന്നു, ഓജസ്സും ഉണര്‍വ്വും തുളുമ്പുന്നവനായിരുന്നു, മാത്രമല്ല, എന്റെ മഹത്ത്വത്തിന്റെ സംസര്‍ഗ്ഗത്തിലുമായിരുന്നു. ഞാൻ മനുഷ്യനെ സൃഷ്ടിച്ച മഹത്തായ ദിവസമായിരുന്നു അത്. അതിനുശേഷം, ഹവ്വാ ആദാമിന്റെ ശരീരത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു, അവളും മനുഷ്യന്റെ പൂർവ്വികയായിരുന്നു, അങ്ങനെ ഞാൻ സൃഷ്ടിച്ച മനുഷ്യരില്‍ എന്റെ ശ്വാസം നിറയ്ക്കുകയും, എന്റെ മഹത്ത്വം തുളുമ്പുകയും ചെയ്തു. ആദം യഥാർത്ഥത്തിൽ എന്റെ കയ്യിൽ നിന്നാണ് ജനിച്ചത്, എന്റെ പ്രതിരൂപത്തിന്റെ മാതൃകയുമായിരുന്നു. അങ്ങനെ "ആദം" എന്നതിന്റെ മൗലികമായ അർത്ഥം ഞാൻ സൃഷ്ടിച്ച, എന്റെ ജീവധാരണമായ ഊര്‍ജ്ജവും മഹത്വവും നിറച്ച, രൂപവും പ്രതിരൂപവുമുള്ള, ആത്മാവും ശ്വാസവുമുള്ള നിര്‍മ്മിതി എന്നായിരുന്നു; ആത്മാവുള്ളതും, എന്നെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും, എന്റെ പ്രതിരൂപമുള്ളതും, എന്റെ ശ്വാസം ലഭിക്കുന്നതുമായ ഒരേ ഒരു സൃഷ്ടിക്കപ്പെട്ട ജീവി അവനായിരുന്നു. തുടക്കത്തിൽ, ഞാൻ സൃഷ്ടിച്ച്, ശ്വാസം നല്‍കിയ രണ്ടാമത്തെ മനുഷ്യനായിരുന്നു ഹവ്വാ, അവന്‍റെ സൃഷ്ടി ഞാന്‍ കല്‍പ്പിച്ചതാണ്, അതിനാൽ "ഹവ്വാ" എന്നതിന്റെ മൌലികാർത്ഥം എന്റെ മഹത്ത്വം തുടര്‍ന്നുകൊണ്ടുപോകുന്ന, എന്റെ ഉണര്‍വ്വാല്‍ നിറയ്ക്കപ്പെട്ട, കൂടാതെ എന്റെ മഹത്ത്വം നല്‍കപ്പെട്ട ഒരു സൃഷ്ടിയായിരുന്നു. ഹവ്വാ ആദാമിൽ നിന്നാണ് വന്നത്, അതിനാൽ അവളും എന്റെ പ്രതിരൂപമായിരുന്നു, കാരണം എന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ട രണ്ടാമത്തെ മനുഷ്യനായിരുന്നു അവൾ ഹവ്വ" എന്നതിന്റെ മൌലികാർത്ഥം ആത്മാവും മാംസവും അസ്ഥിയുമുള്ള ഒരു ജീവനുള്ള മനുഷ്യനെന്നായിരുന്നു, എന്റെ രണ്ടാമത്തെ സാക്ഷ്യവും മനുഷ്യവർഗത്തിനിടയിലെ എന്റെ രണ്ടാമത്തെ പ്രതിരൂപവും. അവർ മനുഷ്യരാശിയുടെ പൂർവ്വികരായിരുന്നു, മനുഷ്യന്റെ ശുദ്ധവും അമൂല്യവുമായ നിധിയും, തുടക്കം മുതൽ ആത്മാവ് നല്‍കപ്പെട്ട ജീവികളുമായിരുന്നു. എന്നിരുന്നാലും, ദുഷ്ടനായവന്‍ മനുഷ്യരാശിയുടെ പൂർവ്വികരുടെ സന്തതിയെ ചവിട്ടി ബന്ദികളാക്കി മനുഷ്യ ലോകത്തെ സമ്പൂർണ്ണ അന്ധകാരത്തിലേക്ക് തള്ളിവിടുകയും, സന്തതികൾ ഇനി എന്റെ അസ്തിത്വത്തിൽ വിശ്വസിക്കാതിരിക്കുന്ന തരത്തില്‍ ആക്കുകയും ചെയ്തു. അതിലും മ്ലേച്ഛമായത് എന്തെന്നാൽ, ദുഷ്ടനായവാന്‍ ആളുകളെ ദുഷിപ്പിക്കുകയും എല്ലാവരെയും ചവിട്ടിമെതിക്കുകയും ചെയ്യുമ്പോൾ, എന്റെ മഹത്ത്വം, എന്റെ സാക്ഷ്യം, ഞാൻ അവർക്ക് നൽകിയ ചൈതന്യം, അവരിലേക്ക്‌ ഞാന്‍ ഊതിനല്‍കിയ ശ്വാസവും ജീവിതവും, മനുഷ്യ ലോകത്തിലെ എന്റെ എല്ലാ മഹത്ത്വവും മനുഷ്യവർഗ്ഗത്തിനായി ഞാന്‍ ചെലവഴിച്ച എല്ലാ ഹൃദയരക്തവും ഒക്കെ അത് ക്രൂരമായി റാഞ്ചിയെടുക്കുന്നു. മനുഷ്യവർഗ്ഗം ഇപ്പോൾ വെളിച്ചത്തിലല്ല, ഞാൻ അവർക്ക് നൽകിയതെല്ലാം ആളുകൾക്ക് നഷ്ടപ്പെട്ടു, ഞാൻ നൽകിയ മഹത്ത്വം അവർ ഉപേക്ഷിക്കുകയും ചെയ്തു. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളുടെയും കർത്താവാണ് ഞാൻ എന്ന് അവർക്ക് എങ്ങനെ അംഗീകരിക്കാനാകും സ്വർഗത്തിലെ എന്റെ അസ്തിത്വത്തിൽ അവർക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? ഭൂമിയിലെ എന്റെ മഹത്ത്വത്തിന്റെ പ്രകടനങ്ങൾ അവർക്ക് എങ്ങനെ കണ്ടെത്താനാകും? അവരുടെ സ്വന്തം പൂർവ്വികര്‍ പൂജിച്ച ദൈവത്തെ ഈ പേരക്കുട്ടികള്‍ എങ്ങനെയാണ് അവരെ സൃഷ്ടിച്ച കർത്താവായി കരുതുക? ആദാമിനും ഹവ്വായ്ക്കും ഞാൻ നൽകിയ സാക്ഷ്യം, മഹത്ത്വം, പ്രതിരൂപം, അതുപോലെ തന്നെ മനുഷ്യവർഗത്തിന് ഞാൻ നൽകിയതും അവര്‍ നിലനിൽക്കുന്നതിനായി ആശ്രയിക്കുന്നതുമായ ജീവിതം, എന്നിവ അനുകമ്പയര്‍ഹിക്കുന്ന ഈ പേരക്കുട്ടികള്‍ ഉദാരതയോടെ ദുഷ്ടനായവന് “സമ്മാനിച്ചി”രിക്കുന്നു; കൂടാതെ അവർ ദുഷ്ടന്റെ സാന്നിധ്യത്തെക്കുറിച്ച് തീർത്തും കരുതലില്ലാത്തവരാണ്, എന്റെ മഹത്ത്വമെല്ലാം അതിനു നല്‍കുകയും ചെയ്യുന്നു കലക്കം" എന്ന വാക്കിന്റെ ഉറവിടം തന്നെ ഇതല്ലേ? അത്തരമൊരു മനുഷ്യവർഗ്ഗത്തിന്, അത്തരം ദുഷ്ടപിശാചുക്കൾക്ക്, അത്തരം നടക്കുന്ന ശവശരീരങ്ങള്‍ക്ക്, സാത്താന്റെ അത്തരം രൂപങ്ങൾക്ക്, എന്റെ അത്തരം ശത്രുക്കൾക്ക് എന്റെ മഹത്ത്വം എങ്ങനെ പ്രാപ്യമാകും? എന്റെ മഹത്ത്വം ഞാൻ വീണ്ടും പ്രാപിക്കും, മനുഷ്യരുടെ ഇടയിൽ നിലനിൽക്കുന്ന എന്റെ സാക്ഷ്യവും ഒരിക്കൽ എന്റേതായിരുന്നതും വളരെക്കാലം മുമ്പ് ഞാൻ മനുഷ്യവർഗ്ഗത്തിന് നൽകിയതുമായ എല്ലാ സാക്ഷ്യങ്ങളും വീണ്ടെടുക്കും ഞാൻ മനുഷ്യരാശിയെ പൂർണ്ണമായും കീഴടക്കും. എന്നിരുന്നാലും, ഞാൻ സൃഷ്ടിച്ച മനുഷ്യർ എന്റെ സ്വരൂപവും മഹത്വവും വഹിച്ച വിശുദ്ധ മനുഷ്യരാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അവർ സാത്താന്റെ സ്വന്തമായിരുന്നില്ല, അതിന്റെ ചവിട്ടിമെതിക്കലിന് വിധേയരായിരുന്നില്ല, മറിച്ച് സാത്താന്റെ വിഷത്തിന്റെ അംശം പോലും ഇല്ലാത്ത, തികച്ചും എന്റെ സാക്ഷാത്കാരമായിരുന്നു. അതിനാൽ, എന്റെ കൈകൊണ്ട് സൃഷ്ടിക്കപ്പെട്ടതും ഞാൻ ഇഷ്ടപ്പെടുന്നതും മറ്റൊരു സത്തയുടെയും അധീനതയില്‍ അല്ലാത്തതും വിശുദ്ധമായവയും മാത്രമേ എനിക്ക് ആവശ്യമുള്ളൂവെന്ന് ഞാൻ മാനുഷ്യകുലത്തെ അറിയിക്കുന്നു. മാത്രമല്ല, ഞാൻ അവയിൽ ആനന്ദിക്കുകയും അവയെ എന്റെ മഹത്ത്വമായി കണക്കാക്കുകയും ചെയ്യും. എന്നിരുന്നാലും, എനിക്ക് വേണ്ടത് സാത്താൻ ദുഷിപ്പിച്ച, ഇന്ന് സാത്താന്റേതായ, ഇപ്പോള്‍ എന്റെ മൗലിക സൃഷ്ടിയല്ലാതിരിക്കുന്ന മനുഷ്യവര്‍ഗത്തെയല്ല. മനുഷ്യ ലോകത്ത് നിലനിൽക്കുന്ന എന്റെ മഹത്ത്വം വീണ്ടെടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നതിനാൽ, സാത്താനെ പരാജയപ്പെടുത്തുന്നതിൽ എന്റെ മഹത്ത്വത്തിന്റെ തെളിവായി മനുഷ്യവർഗത്തിൽ അതിജീവിച്ചവരെ ഞാൻ പൂർണ്ണമായും കീഴടക്കും. എന്റെ സാക്ഷ്യത്തെ മാത്രമാണ് ഞാന്‍ എന്റെ അഹത്തിന്റെ പരല്‍വത്കരണമായി, എന്റെ ആസ്വാദനത്തിന്റെ ഉപാധിയായി ഞാൻ എടുക്കുന്നത്. ഇതാണ് എന്റെ ഇഷ്ടം. മനുഷ്യവര്‍ഗ്ഗം ഇപ്പോള്‍ എവിടെയാണോ അവിടെയെത്താന്‍ പതിനായിരക്കണക്കിന് വർഷത്തെ ചരിത്രം വേണ്ടിവന്നിട്ടുണ്ട്, എന്നിട്ടും തുടക്കത്തിൽ ഞാൻ സൃഷ്ടിച്ച മനുഷ്യവർഗ്ഗം വളരെക്കാലം മുമ്പു തന്നെ അധഃപതനത്തിലേക്ക് വീണു കഴിഞ്ഞു. മനുഷ്യകുലം ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്ന മനുഷ്യകുലമല്ല, അതിനാൽ, എന്റെ കണ്ണില്‍ ആളുകൾ ഇനി മനുഷ്യരാശിയെന്ന പേരിന് അർഹരല്ല. മറിച്ച്, സാത്താൻ ബന്ദികളാക്കിയ മനുഷ്യരാശിയുടെ ഏറ്റവും അധമരായ ആളുകളാണ്, സാത്താൻ വസിക്കുന്നതും സാത്താൻ വസ്ത്രമായി ഉടുക്കുന്നതുമായ ചീഞ്ഞതും ഉലാത്തുന്നതുമായ ശവശരീരങ്ങള്‍. ആളുകൾക്ക് എന്റെ അസ്തിത്വത്തിൽ വിശ്വാസമില്ല, എന്റെ വരവിനെ അവർ സ്വാഗതം ചെയ്യുന്നുമില്ല. എന്റെ അഭ്യർത്ഥനകളോട് മനുഷ്യരാശി മടിയോടെ പ്രതികരിക്കുന്നു, അവയോട് താത്കാലികമായി മാത്രം യോജിക്കുന്നു, ഒപ്പം ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആത്മാർത്ഥമായി ഞാനുമായി പങ്കു വയ്ക്കുന്നില്ല. ആളുകൾ എന്നെ ദുര്‍ജ്ഞേയനായി കാണുന്നതിനാൽ, അവർ എന്നോട് മടിയോടെ പുഞ്ചിരിക്കുന്നു, അധികാരത്തിലിരിക്കുന്ന ഒരാളോട് ഇണക്കം കാണിക്കുന്നതാണ് അവരുടെ മനോഭാവം, കാരണം ആളുകള്‍ക്ക് എന്റെ പ്രവൃത്തിയെപ്പറ്റി അറിവില്ല, എന്റെ ഹിതത്തെപ്പറ്റി അത്രപോലുമില്ല. ഞാൻ നിങ്ങളോട് സത്യം പറയാം: വിധിയുടെ ദിവസം വരുമ്പോൾ, എന്നെ ആരാധിക്കുന്ന ആരുടെയും കഷ്ടപ്പാടുകൾ നിങ്ങളുടേതിനേക്കാൾ സഹിക്കാൻ എളുപ്പമായിരിക്കും. എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ അളവ് യഥാർത്ഥത്തിൽ ഇയ്യോബിന്റേതിനേക്കാൾ കൂടുതലല്ല യഹൂദ പരീശന്മാരുടെ വിശ്വാസം പോലും നിങ്ങളുടേതിനെ മറികടക്കുന്നു അതിനാൽ, അഗ്നിയുടെ ദിനം വരികയാണെങ്കിൽ, യേശു ശാസിച്ച അവസരത്തില്‍ പരീശന്മാരേക്കാളും, മോശയെ എതിർത്ത 250 നേതാക്കളേക്കാളും, നാശത്തിന്‍റെ പൊള്ളുന്ന തീജ്വാലകള്‍ക്ക് കീഴിലുള്ള സോദോമിനെക്കാളും ഗുരുതരമായിരിക്കും നിങ്ങളുടെ കഷ്ടപ്പാടുകൾ. മോശ പാറയിൽ അടിച്ച നേരത്ത്, യഹോവ നൽകിയ വെള്ളം പുറത്തേക്ക് ഒഴുകിയത് അവന്റെ വിശ്വാസം മൂലമാണ്. ദാവീദ് എന്നെ, യഹോവയെ, സ്തുതിച്ചുകൊണ്ട് – ഹൃദയം നിറഞ്ഞ സന്തോഷവുമായി വല്ലകി വായിച്ചത്, അവന്റെ വിശ്വാസം മൂലമാണ്. പർവ്വതങ്ങള്‍ നിറഞ്ഞു നിന്ന കന്നുകാലികളെയും പറഞ്ഞറിയിക്കാനാവാത്ത സമ്പത്തും ഇയ്യോബിന് നഷ്ടപ്പെടുകയും അവന്റെ ശരീരത്തില്‍ വേദനയുള്ള കുരുക്കള്‍ വന്നു നിറയുകയും ചെയ്തത്, അവന്റെ വിശ്വാസം മൂലമാണ്. യഹോവയായ എന്റെ ശബ്ദം കേൾക്കാനും യഹോവയായ എന്റെ മഹത്ത്വം കാണാനും കഴിഞ്ഞത് അവന്റെ വിശ്വാസം നിമിത്തമായിരുന്നു. പത്രോസിന് യേശു ക്രിസ്തുവിനെ അനുഗമിക്കാൻ കഴിഞ്ഞുവെന്നത് അവന്റെ വിശ്വാസം കൊണ്ടായിരുന്നു. എനിക്ക് വേണ്ടി അവന്‍ ക്രൂശിൽ തറയ്ക്കപ്പെടുകയും മഹത്തായ സാക്ഷ്യം നൽകുകയും ചെയ്യാനായി എന്നതും അവന്റെ വിശ്വാസം കാരണമായിരുന്നു. മനുഷ്യപുത്രന്റെ മഹത്തായ പ്രതിരൂപം യോഹന്നാൻ കണ്ടത് അവന്റെ വിശ്വാസം കാരണമായിരുന്നു. അവസാന നാളുകളുടെ ദർശനം അവനു കിട്ടിയപ്പോൾ, എല്ലാത്തിനേക്കാളും അതവന്റെ വിശ്വാസം നിമിത്തം തന്നെയായിരുന്നു. വിജാതീയ രാഷ്ട്രങ്ങളിലെ ജനക്കൂട്ടം എന്റെ വെളിപാട് നേടിയതും, മനുഷ്യർക്കിടയിൽ എന്റെ വേല ചെയ്യാൻ ഞാൻ മനുഷ്യജന്മമെടുത്ത് തിരിച്ചെത്തിയെന്ന് അറിയാന്‍ കഴിഞ്ഞതും അവരുടെ വിശ്വാസം കാരണമാണ്. എന്റെ പരുഷമായ വാക്കുകളാൽ പ്രഹരിക്കപ്പെടുന്ന, എന്നാല്‍, അവ ആശ്വാസം നല്‍കുന്ന, രക്ഷിക്കപ്പെടുന്നവര്‍ എല്ലാം അവരുടെ വിശ്വാസം നിമിത്തമല്ലേ അവർ അങ്ങനെ ചെയ്യുന്നത്? എന്നിൽ വിശ്വസിക്കുന്ന എന്നാൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര്‍, അവരെയും ലോകം നിരസിച്ചിട്ടില്ലേ? എന്റെ വചനത്തിന് പുറത്ത് ജീവിക്കുന്നവർ, വിചാരണയുടെ കഷ്ടപ്പാടുകളിൽ നിന്ന് ഓടിപ്പോകുന്നവർ, അവരെല്ലാം തന്നെ ലോകത്തിലൂടെ ഒഴുകിപ്പോവുകയല്ലേ? അവര്‍ അവിടെയും ഇവിടെയും പറന്നുനടക്കുന്ന ശരത്കാലത്തെ ഇലകളോട് സാമ്യമുള്ളവരാണ്, വിശ്രമിക്കാൻ സ്ഥലമില്ല, എൻറെ ആശ്വാസവാക്കുകൾ തീരെയില്ല. എന്റെ ശിക്ഷയും പരിഷ്കരണവും അവരെ പിന്തുടരുന്നില്ലെങ്കിലും, അവർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഒഴുകുന്ന, സ്വര്‍ഗ്ഗരാജ്യത്തിനു പുറത്തുള്ള തെരുവുകളില്‍ അലയുന്ന ഭിക്ഷാംദേഹികളല്ലേ? ലോകം ശരിക്കും നിന്‍റെ വിശ്രമ സ്ഥലമാണോ? എന്റെ ശിക്ഷ ഒഴിവാക്കുന്നതിലൂടെ, ലോകത്തിൽ നിന്നുള്ള സംതൃപ്തിയുടെ നേരിയ പുഞ്ചിരി നേടാൻ നിനക്ക് ശരിക്കും കഴിയുമോ? നിന്‍റെ ഹൃദയത്തിലെ ശൂന്യത, മറച്ചുവെക്കാനാവാത്ത ശൂന്യത പൊതിഞ്ഞുപിടിക്കാന്‍ നിന്‍റെ ക്ഷണികമായ ആനന്ദം ഉപയോഗിക്കാൻ നിനക്ക് ശരിക്കും കഴിയുമോ? നിന്‍റെ കുടുംബത്തിലെ എല്ലാവരേയും കബളിപ്പിക്കാൻ നിനക്ക് കഴിഞ്ഞേക്കും, പക്ഷേ, നിനക്ക് ഒരിക്കലും എന്നെ വഞ്ചിക്കാൻ കഴിയില്ല. നിന്‍റെ വിശ്വാസം വളരെ തുച്ഛമായതിനാൽ, നീ ഇന്നും, ജീവിതം വാഗ്ദാനം ചെയ്യുന്ന ആനന്ദങ്ങളൊന്നും കണ്ടെത്താൻ ശക്തിയില്ലാത്തവനാണ്. ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു: നിന്‍റെ ജീവിതകാലം മുഴുവൻ, ഒരു മനുഷ്യന് സഹിക്കാനാവാത്ത എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മനുഷ്യജന്മത്തിനായുള്ള മധ്യസ്ഥതയിലും സാമാന്യതയിലും ജോലി ചെയ്യുന്നതിനേക്കാൾ നല്ലത്, നിന്‍റെ ജീവിതത്തിന്റെ പകുതി ആത്മാർത്ഥമായി എനിക്ക് വേണ്ടി ചെലവഴിക്കുന്നതാണ്. അവനവന് ഇത്രയും മൂല്യം കല്പിച്ച്, എന്റെ ശിക്ഷയിൽ നിന്ന് ഓടിപ്പോകുന്നത് കൊണ്ട് എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നത്? എന്റെ ക്ഷണികമായ ശിക്ഷയിൽ നിന്ന് സ്വയം ഒളിക്കുമ്പോള്‍ എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നത്, നിത്യമായ നാണക്കേടും നിത്യമായ ശിക്ഷയും കൊയ്യാൻ മാത്രമാണോ ഇതെല്ലാം? ഞാൻ വാസ്തവത്തിൽ ആരെയും എന്റെ ഇഷ്ടത്തിന് വഴക്കുന്നില്ല. എന്റെ എല്ലാ പദ്ധതികൾക്കും വഴങ്ങാൻ ആരെങ്കിലും ശരിക്കും തയ്യാറാണെങ്കിൽ, ഞാൻ അവരോട് മോശമായി പെരുമാറില്ല. യഹോവയായ എന്നിൽ ഇയ്യോബ് വിശ്വസിച്ചതുപോലെ എല്ലാവരും എന്നിൽ വിശ്വസിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ വിശ്വാസം തോമസിന്റെ വിശ്വാസത്തെക്കാള്‍ കൂടുതലാണെങ്കില്‍, നിങ്ങളുടെ വിശ്വാസം എന്റെ അഭിനന്ദനം നേടും, നിങ്ങളുടെ വിശ്വസ്തതയിൽ നിങ്ങൾ എന്റെ ആനന്ദം കണ്ടെത്തും, നിങ്ങളുടെ ദിവസങ്ങളിൽ നിങ്ങൾ തീർച്ചയായും എന്റെ മഹത്വം കണ്ടെത്തും. എന്നിരുന്നാലും, ലോകത്തിൽ വിശ്വസിക്കുകയും പിശാചിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾ സൊദോം നഗരത്തിലെ ജനങ്ങളെപ്പോലെ, അവരുടെ കണ്ണുകളിൽ കാറ്റില്‍ വീശിയ മണലിന്റെ ധാന്യങ്ങളും വായിൽ പിശാചിൽ നിന്നുള്ള വഴിപാടുകളുമായി, അവരുടെ ഹൃദയത്തെ കഠിനമാക്കുന്നു. ലോകത്തെ പിടിച്ചടക്കിയ ദുഷ്ടനായവന്‍ അവരുടെ മങ്ങലേറ്റ മനസ്സുകള്‍ പണ്ടേ കൈവശപ്പെടുത്തിയിരുന്നു. അവരുടെ ചിന്തകൾ ഏതാണ്ട് പൂർണ്ണമായും പുരാതന കാലത്തെ പിശാചിന്‍റെ ബന്ദികളായിക്കഴിഞ്ഞു. അതിനാൽ, മനുഷ്യരാശിയുടെ വിശ്വാസം നഷ്ടപ്പെട്ടു പോയിരിക്കുന്നു, അവർക്ക് എന്റെ പ്രവൃത്തി ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. അവർക്ക് ചെയ്യാൻ കഴിയുന്നത് എന്റെ ജോലിയെ ഉഷാറില്ലാതെ കരുതുവാനോ അല്ലെങ്കിൽ ഏകദേശം വിശകലനം ചെയ്യുന്നതിനോ ദുർബലമായ ശ്രമം നടത്തുക എന്നതാണ്, കാരണം അവര്‍ വളരെക്കാലമായി സാത്താന്റെ വിഷത്തിന്റെ അധീനതയിലാണ്. ഞാൻ മനുഷ്യരാശിയെ കീഴടക്കും, കാരണം ആളുകളെ ഞാന്‍ സൃഷ്ടിച്ചതാണ്, മാത്രമല്ല, ഞാന്‍ സൃഷ്ടിച്ച എല്ലാ സമൃദ്ധികളും അവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആളുകൾ എന്നെ നിരസിച്ചിട്ടുണ്ട്; ഞാൻ അവരുടെ ഹൃദയത്തിൽ നിന്ന് വിട്ടുനിൽക്കുന്നു, അവർ എന്നെ അവരുടെ നിലനില്പിന് ഒരു ഭാരമായി കാണുന്നു, എന്നെ ശരിക്കും കണ്ടുകഴിഞ്ഞാൽ, അവർ ഇപ്പോഴും എന്നെ നിരസിക്കുകയും എന്നെ കീഴടക്കാനുള്ള എല്ലാ വഴികളും ചിന്തിച്ച് തലച്ചോറ് പുകയ്ക്കുകയും ചെയ്യുന്നു തങ്ങളോട് ഗൗരവമായി പെരുമാറാനോ കർശനമായ ആവശ്യങ്ങൾ ഉന്നയിക്കാനോ ആളുകൾ എന്നെ അനുവദിക്കുന്നില്ല, അവരുടെ അനീതിക്ക് വിധി പറയാനോ ശിക്ഷിക്കാനോ അവർ എന്നെ അനുവദിക്കുന്നില്ല. ഇതിൽ ഏർപ്പെടുന്നതിനുപകരം, അവർ അത് ശല്യമായി കാണുന്നു. അതിനാല്‍, എന്നിൽ ഭക്ഷിക്കുകയും കുടിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന, എന്നെ അറിയാത്ത മനുഷ്യരെ എടുത്ത് പരാജയപ്പെടുത്തുക എന്നതാണ് എന്റെ ജോലി. ഞാൻ മനുഷ്യവംശത്തെ നിരായുധമാക്കും, എന്നിട്ട്, എന്റെ ദൂതന്മാരെ എടുത്ത്, എന്റെ മഹത്ത്വം എടുത്ത്, ഞാൻ എന്റെ വാസസ്ഥലത്തേക്ക് മടങ്ങും. ആളുകളുടെ പ്രവർത്തനങ്ങൾ വളരെക്കാലമായി എന്റെ ഹൃദയത്തെ തകർക്കുകയും എന്റെ ജോലിയെ തരിപ്പണമാക്കുകയും ചെയ്തിരിക്കുന്നു. സന്തോഷത്തോടെ നടന്നു പോകുന്നതിനു മുമ്പ്, മനുഷ്യരാശിയെ അവരുടെ ജീവിതം തുടരാൻ അനുവദിച്ചു കൊണ്ട് സമാധാനത്തിലും സംതൃപ്തിയിലും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക സ്വന്തം വയലുകൾ കൃഷി ചെയ്യുന്നത് തുടരുക” എന്നിവ ചെയ്തുകൊണ്ട്, ദുഷ്ടനായവന്‍ കവര്‍ന്ന മഹത്ത്വം വീണ്ടും കൈവശപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു. പിന്നെ ഞാൻ മേലിൽ അവരുടെ ജീവിതത്തിൽ ഇടപെടുകയില്ല. എന്നാൽ, ഇപ്പോൾ ഞാൻ എന്റെ മഹത്ത്വം ദുഷ്ടനായവന്റെ കയ്യിൽ നിന്ന് തിരിച്ചുപിടിക്കാൻ ഉദ്ദേശിക്കുന്നു, കൂടാതെ ലോകത്തിന്റെ സൃഷ്ടിയിൽ ഞാൻ മനുഷ്യനിലേക്ക് ചെയ്ത മഹത്ത്വത്തിന്റെ മുഴുവൻ ഭാഗവും തിരിച്ചുപിടിക്കുകയും ചെയ്യും. ഇനി ഒരിക്കലും ഭൂമിയിലെ മനുഷ്യവംശത്തിന് ഞാൻ അത് നൽകില്ല. എന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ ആളുകൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല, സാത്താന്റെ സ്വരൂപത്തിനായി അവർ അത് കൈമാറ്റം ചെയ്യുകയും ചെയ്തു. ആളുകൾ എന്റെ വരവിനെ അമൂല്യമായി കരുതുന്നില്ല, എന്റെ മഹത്ത്വത്തിന്റെ ദിവസത്തെ സമ്മാനിക്കുന്നില്ല. എന്റെ ശിക്ഷ സ്വീകരിക്കുന്നതിൽ അവർ സന്തുഷ്ടരല്ല, എന്റെ മഹത്ത്വം എന്നിലേക്ക് തിരികെ നൽകാൻ അവർ അത്രപോലും തയ്യാറുമല്ല, ദുഷ്ടന്റെ വിഷം വലിച്ചെറിയാനും അവർ തയ്യാറല്ല. മാനവികത പഴയ അതേ രീതിയിൽ എന്നെ വഞ്ചിക്കുന്നത് തുടരുന്നു, ആളുകൾ ഇപ്പോഴും പഴയ രീതിയിൽ തിളക്കമുള്ള പുഞ്ചിരിയും സന്തോഷകരമായ മുഖങ്ങളും ധരിക്കുന്നു. എന്റെ മഹത്ത്വം അവരെ വിട്ടുപോയതിനുശേഷം മനുഷ്യരാശിയുടെ മേൽ പതിക്കുന്ന ഇരുട്ടിന്റെ ആഴത്തെക്കുറിച്ച് അവർക്കറിയില്ല. പ്രത്യേകിച്ചും, എന്റെ വിധിദിവസം മുഴുവൻ മനുഷ്യവർഗ്ഗത്തിലേക്ക് വരുമ്പോൾ, നോഹയുടെ കാലത്തെ ജനങ്ങളെക്കാൾ അവർക്ക് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് അവർക്കറിയില്ല, കാരണം എന്റെ മഹത്വം അതിൽ നിന്ന് അകന്നുപോയപ്പോൾ ഇസ്രായേൽ എത്ര ഇരുണ്ടതായിത്തീർന്നുവെന്ന് അവർക്കറിയില്ല, കൂരിരുട്ടുള്ള രാത്രി കടന്നുപോകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനുഷ്യൻ അതിരാവിലെ മറക്കുന്നു. സൂര്യൻ വീണ്ടും ഒളിവിൽ പോയി ഇരുട്ട് മനുഷ്യന്റെ മേൽ ഇറങ്ങുമ്പോൾ, അവൻ വീണ്ടും വിലപിക്കുകയും ഇരുട്ടിൽ പല്ലുകടിക്കുകയും ചെയ്യും. എന്റെ മഹത്വം ഇസ്രായേലിൽ നിന്ന് പോയപ്പോള്‍, ഇസ്രായേല്യർക്ക് ആ കഷ്ടപ്പാടുകൾ സഹിക്കാൻ എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങൾ മറന്നോ? നിങ്ങൾ എന്റെ മഹത്വം കാണുന്ന സമയമാണിത്, നിങ്ങൾ എന്റെ മഹത്വത്തിന്റെ ദിവസം പങ്കിടുന്ന സമയം കൂടിയാണിത്. എന്റെ മഹത്വം വൃത്തികെട്ട ദേശം വിടുമ്പോൾ മനുഷ്യൻ ഇരുട്ടിനിടയിൽ വിലപിക്കും. ഞാൻ എന്റെ വേല ചെയ്യുന്നതെപ്പോഴോ അന്ന് മഹത്ത്വത്തിന്റെ ദിവസമാണ്, മനുഷ്യരാശിയെ കഷ്ടപ്പാടുകളിൽ നിന്ന് ഒഴിവാക്കുന്ന ദിവസമാണ്, കാരണം ഞാൻ അവരോട് പീഡനത്തിന്റെയും കഷ്ടതയുടെയും സമയം പങ്കിടില്ല. മനുഷ്യരാശിയെ പൂർണ്ണമായി ജയിക്കാനും മനുഷ്യരാശിയുടെ ദുഷ്ടനെ പൂർണ്ണമായി പരാജയപ്പെടുത്താനും മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. മുമ്പത്തേത്: ദൈവത്തെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി? ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ് ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത് ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുന്നു സര്‍വശക്തനായ ദൈവത്തിന്‍റെ തിരഞ്ഞെടുത്ത വചനങ്ങള്‍ സെറ്റിങ്സ് പുസ്തകങ്ങള്‍ തിരയുക വീഡിയോകള്‍ ദയവായി തെരയാനുള്ള പദം സെർച്ച് ബോക്സിൽ എൻ്റർ ചെയ്യുക. യോജിക്കുന്നവ ഒന്നുമില്ല. ദയവായി വേറെ വാക്കുകള്‍ ഉപയോഗിച്ച് ശ്രമിക്കൂ. 1 ഫലം 2 ഫലങ്ങള്‍ അടിക്കുറിപ്പുകള്‍ തിരികെ സര്‍വശക്തനായ ദൈവത്തിൻ്റെ സഭ ആപ്പ് ഡൗൺലോഡ് ചെയ്യുക ചോദ്യോത്തരങ്ങളും കർത്താവിന്റെ മടങ്ങിവരവ്, ബുദ്ധിമതികളായ കന്യകമാർ എങ്ങനെയാണ് മണവാളനെ സ്വീകരിക്കുന്നത്, സ്വർഗരാജ്യത്തിലേക്കുള്ള പാത തുടങ്ങിയ സുവിശേഷവീഡിയോകളും കാണാൻ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യുക. പേരിന്റെ അർത്ഥം ഹീബ്രു ലേഖനത്തിൽ കാണുക), ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു. പലസ്തീനിലെ ജെറുസലേം പട്ടണത്തിന്റെ അറബി പേരാണ് ഖുദ്സ് അല്ലെങ്കിൽ അൽ ഖുദ്സ് (അറബി: القُدس‬ al-Quds i ഇസ്‌ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുണ്യസ്ഥലങ്ങളിൽ ഒന്നായ അഖ്സ മസ്ജിദ് ഈ നഗരത്തിലാണ്. AD 638ൽ ഖലീഫ ഉമർഇന്ടെ കാലത്താണ് ഖുദ്സ് മുസ്ലിങ്ങളുടെ അധീനതയിൽ വരുന്നത്. ഖാലിദ് ബിൻ വലീദ്ന്റെ നേതൃത്വത്തിൽ മുന്നേറിയ മുസ്‌ലിം സൈന്യത്തെ നേരിടാനാവാതെ ബൈസാന്റിയം സേന പിൻവാങ്ങിയപ്പോൾ മുസ്‌ലിം സൈന്യം ഖുദ്സിനു സമീപം എത്തി. ഖുദ്സിലെ ക്രിസ്ത്യൻ പാതിരി, ഖലീഫ ഉമർ(റ) നേരിട്ടു വന്നാൽ അധികാരം ഏൽപ്പിച്ചു കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയും അത് പ്രകാരം ഉമർ(റ) മദീനയിൽ നിന്ന് എത്തി ഖുദ്സിന്റെ അധികാരം സ്വീകരിക്കയും ആണ് ചെയ്തത്. കുതിര ലായമായി മാറ്റപ്പെട്ടിരുന്ന മസ്ജിദുൽ അഖ്സ അദ്ദേഹം പുനരുദ്ധരിച്ചു. പിന്നീട് അങ്ങോട്ട് ക്രിസ്റ്റൻസും മുസ്ലിംസും ജൂദന്മാരും ഒരുമിച്ച് അവിടെ തീർത്ഥാടനം നടത്തുകയും പ്രാർത്ഥന നിർവഹിച്ചും ഐക്യത്തോടെ നില്നിന്നുപോന്നു പിന്നീട് ഉമയ്യദ്, അബ്ബാസി ഖലീഫമാരുടെ കീഴിലായി. ഒന്നാം കുരിശു യുദ്ധത്തിൽ യൂറോപ്പിൽ നിന്നുള്ള കുരിശു സൈന്യം ഖുദ്സ് പിടിച്ചെടുക്കുകയും തൊഴിലാളികളും കുഞ്ഞുകുട്ടികളും സ്ത്രീകളും അടങ്ങുന്ന നഗരവാസികളായ മുസ്ലിംസിനെ പ്രേത്യേകം കൂട്ടക്കൊല ചെയ്യുകയും കിംഗ്‌ഡാം ഓഫ് ജെറുസലേം എന്ന പേരിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനു ശേഷം യുദ്ധത്തിലൂടെ വിജയിച്ചുകൊണ്ട് മുസ്ലിംസ് ആധിപത്യം തിരിച്ചെടുക്കുകയും അവിടെയുള്ള യൂറോപ്യൻ കുരിശ് പോരാളികളെ മാത്രം ബിസന്റീനിലേക്ക് തുരത്തുകയും പാവങ്ങളായ നഗരവാസികളോട് നന്മ ചെയ്യുകയും ചെയ്തു, പ്രധാനമായ മറ്റൊരു കാര്യം ശ്രദ്ധിക്കപ്പെട്ടത് ക്രിസ്ത്യൻ പള്ളികൾക് നേരെ അക്രമം നടത്താതെയും അത്പോലെ തന്നെ പരിസരവാസികളായ ജൂദന്മാരെയും ക്രിസ്ടിനികളെയും യൂറോപ്യൻ കുരിശ് പോരാളികളിൽ നിന്ന് പരമാവധി ഇസ്ലാമിക ഭരണകൂടം സംരക്ഷിച്ചു എന്നത് ആണ് പിന്നീട് നൂറ്റാണ്ടുകളോളം മുസ്‌ലിം ആധിപത്യത്തിലാണ് ഖുദ്സ്. പരിഷത്ത് വിക്കി സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ് ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്. എല്ലാ പൊതുരേഖകളുംContent model change logഅന്തർവിക്കി പട്ടികയുടെ രേഖഅപ്‌ലോഡ് രേഖഇറക്കുമതി പ്രവർത്തനരേഖഉപയോക്തൃ അവകാശ രേഖഉപയോക്തൃ പുനർനാമകരണ രേഖഉപയോക്തൃ സൃഷ്ടിയുടെ രേഖടാഗ് കൈകാര്യ രേഖടാഗ് രേഖതടയൽ രേഖതലക്കെട്ട് മാറ്റങ്ങളുടെ രേഖതാളുകൾ സം‌യോജിപ്പിച്ചതിന്റെ രേഖകൾതാൾ സൃഷ്ടിയുടെ രേഖമായ്ക്കൽ രേഖറോന്തുചുറ്റൽ പ്രവർത്തനരേഖസംരക്ഷണ പ്രവർത്തനരേഖ കൂട്ടിലിട്ടാൽ ഉടൻ കുര തുടങ്ങും. വീട്ടുവളപ്പിൽ കറങ്ങിനടക്കാനാണ് കക്ഷിക്ക് താൽപര്യം ഏറെ. മീഡിയയിലെ താരമായതിനാൽ ഇവൾക്ക് മീഡിയ എന്ന് തന്നെ പേരിട്ടാലോ എന്നും ആലോചന നടക്കുന്നുണ്ട്. തിരുവനന്തപുരം: അയൽപക്കത്തെ നായയുമായി അവിഹിത ബന്ധമുണ്ടെന്ന സദാചാര പ്രശ്നം ഉന്നയിച്ച് ഉടമസ്ഥൻ വഴിയിലുപേക്ഷിച്ച പോമറേനിയൻ നായക്കുട്ടിയിപ്പോൾ നാട്ടിലെ താരമാകുകയാണ്. സദാചാര പ്രശ്നത്തിന്‍റെ പേരിൽ ഉടമസ്ഥൻ ഉപേക്ഷിച്ച നായ്ക്കുട്ടി പുതിയ ജീവിതത്തിലേക്ക് എന്നമട്ടിൽ വാർത്ത പുറത്തുവന്നതോടെ താരമായ നായ്ക്കുട്ടിയെ ദത്തെടുത്താൻ ഇപ്പോൾ സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നത് നിരവധിപേരാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഈ പോമറേനിയനെ തിരുവനന്തപുരം ചാക്ക വേൾഡ് മാർക്കറ്റിന്‍റെ മുന്നിൽ നിന്നാണ് പീപ്പിൾസ് ഫോര്‍ അനിമൽസ് എന്ന സംഘടനയിൽ അംഗമായ ഷമീം രക്ഷപെടുത്തി വീട്ടിലെത്തിച്ചത്. കൂട്ടിലിട്ടാൽ ഉടനേ കുര തുടങ്ങും. വീട്ടുവളപ്പിൽ കറങ്ങിനടക്കാനാണ് കക്ഷിക്ക് താൽപര്യം. മീഡിയയിലെ താരമായതിനാൽ ഇവൾക്ക് മീഡിയ എന്ന് തന്നെ പേരിട്ടാലോ എന്നാണ് ആലോചനയെന്നും ഷമീം പറയുന്നു. പുതിയ അതിഥിയെത്തിയതോടെ പക്ഷെ ഷമീമിന്‍റെ വീട്ടിലെ ലാബ്രഡോർ കുടുംബത്തിനാണ് പണികിട്ടിയത്. പോമറേനിയൻ വീട്ടുവളപ്പിൽ കറങ്ങി നടക്കുന്നതിനാൽ ലാബ്രഡോര്‍ കുടുംബത്തെ കൂട്ടിൽത്തന്നെയിടേണ്ട സ്ഥിതിയാണ്. കൂടുതൽ നായ്ക്കുട്ടികളെ സംരക്ഷിക്കാനുളള പരിമിതി കൊണ്ടാണ് ഇവളെ ആർക്കെങ്കിലും നൽകാൻ ആലോചിച്ചതെന്നും ഷമീം പറയുന്നു. നല്ല രീതിയിൽ വളര്‍ത്തുമെന്ന് ഉറപ്പുള്ള ഒരാളെ ഏൽപ്പിക്കാനാണ് ഷമീമിന്‍റെ ആലോചന. വിവരമറിഞ്ഞ് ദത്തെടുക്കാൻ സന്നദ്ധരായി ആളുകൾ ഏറെ എത്തുന്നുണ്ട്. എന്നാൽ കൂട്ടിൽ കിടക്കാൻ താൽപര്യമില്ലാത്ത നായ്ക്കുട്ടിയെ പരമാവധി കൂട്ടിലിടാതെ തന്നെ വളര്‍ത്താൻ താൽപര്യവും സൗകര്യവും ഉള്ള ഒരു ഉടമസ്ഥനെ കാത്തിരിക്കുകയാണ് ഷമീം. "നല്ല ഒന്നാന്തരം ഇനമാണ് .നല്ല ശീലം .അമിത ഭക്ഷണം ആവശ്യമില്ല .രോഗങ്ങൾ ഒന്നും ഇല്ല. അഞ്ച് ദിവസം കൂടുമ്പോൾ കുളിപ്പിക്കും. കുര മാത്രമേയുള്ളൂ. 3വർഷമായി ആരെയും കടിച്ചിട്ടില്ല, പാൽ, ബിസ്ക്കറ്റ്, പച്ച മുട്ട ഇവയാണ് പ്രധാനമായും കൊടുത്തിരുന്നത്. അടുത്തുള്ള ഒരു പട്ടിയുമായി അവിഹിത ബന്ധം കണ്ടത് കൊണ്ടാണ് ഇപ്പോൾ ഉപേക്ഷിക്കുന്നത് തുടങ്ങി നായ്ക്കുട്ടിയും കഴുത്തിൽ കെട്ടിയ കുറിപ്പും എല്ലാം ഇതിനോടകം തന്നെ ഏറെ കൗതുകവും ഉണ്ടാക്കിയിരുന്നു. Read also :അയല്‍പക്കത്തെ നായയുമായി 'അവിഹിതം തിരുവനന്തപുരത്ത് പോമറേനിയനെ തെരുവില്‍ ഉപേക്ഷിച്ച് ഉടമ Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് Kerala Rains ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും holy mass കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്' Crime News സ്വന്തം പുരയിടത്തിലെ മണല്‍വാരല്‍ ചോദ്യം ചെയ്തു; റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി വിവാഹ ഹാളില്‍ മകളെ ശല്ല്യം ചെയ്തു; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു Farm laws കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം Omicron ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്: കെ. മുരളീധരന്‍ News Politics Muziriz Post മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്: കെ. മുരളീധരന്‍ മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്: കെ. മുരളീധരന്‍ തിരുവനന്തപുരം: മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ റോളാണ് പിണറായി സര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ മതനിരപേക്ഷത നിലനിര്‍ത്തേണ്ടവര്‍ ഇന്ന് സവര്‍ക്കറെയും ഗോള്‍വാക്കറേയും പഠിപ്പിക്കുകയാണ്. പൊലീസില്‍ മാത്രമല്ല എല്ലാ മേഖലകളിലും കാവി വല്‍ക്കരണത്തിന് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. പിണറായി വിജയനെ താന്‍ പുകഴ്ത്തിയെന്ന തരത്തില്‍ വാര്‍ത്ത കൊടുത്തവര്‍ തന്റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. എല്ലാ വിഭാഗം ജനങ്ങളെയും മതവിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടു പോകാൻ ശ്രീ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ മതവിഭാഗങ്ങളുടെയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. അതാണ് തിരുവനന്തപുരത്തുവച്ച് താന്‍ പറഞ്ഞതിന്റെ സാരാംശം എന്നും മുരളീധരന്‍ വിശദീകരിച്ചു. മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക മതേതര കേരളം ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. അധികാരത്തിനുവേണ്ടി ഏതു നിലപാടും സ്വീകരിക്കാൻ പിണറായിക്ക് മടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ മൃദുല ഹേമലത 'വംശഹത്യക്ക് ആഹ്വാനം ചെയ്ത ഒരു വ്യക്തിയുമായി സൗഹൃദത്തിനുള്ള സാധ്യത എവിടെയാണ് എം.ബി രാജേഷിനെതിരെ ദീപാ നിശാന്ത് കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സമ്മേളന വാര്‍ത്തകള്‍ക്കുള്ള വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം സജീവമാകുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുക്കങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളന വിശേഷങ്ങളും ഇതുവഴി ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സെക്രട്ടറിമാരായ ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്‌ത ബഹ്റൈന്‍ മൌലിദ്‌ മജ്‌ലിസ് ഇന്നും നാളെയും മനാമയില്‍ ഇന്ന് രാത്രി ഇശാ നമസ്കാരാനന്തരം മനാമ യമനി പള്ളിയിലാണ് പ്രത്യേക മൗലിദ് സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. തുടര്‍ന്ന് അന്നദാനവും നടക്കും. മൌലിദ്‌ മജ്‌ലിസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ഇന്ന് ഇശാ നമസ്‌കാരത്തിന്‌ പള്ളിയിലെത്തിചേരണം. നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്ക് ഉജ്ജ്വല സമാപ്തി മുന്നൂറോളം യുവ പണ്ഡിതർ കർമ ഭൂമിയിലേക്ക്.. കോഴിക്കോട്: നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലി സമ്മേളനത്തിനു ഉജ്ജ്വല സമാപ്തി. ഇസ്്‌ലാമിക മതപ്രചാരണവീഥിയില്‍ പാരമ്പര്യത്തിന്റെ കരുത്തു കാക്കുന്ന ദാരിമി പണ്ഡിതന്മാരുടെ പുതിയ പടയണി ഇന്നലെ നടന്ന റൂബിജൂബിലി സമാപനത്തോടെ കര്‍മപഥത്തിലിറങ്ങി. സമസ്തയുടെ പണ്ഡിത കുലപതികളേയും സയ്യിദന്മാരേയും സാക്ഷിയാക്കി നടന്ന സമ്മേളനത്തിലാണ് ദഅ്‌വത്തിന്റെ പുതിയ വെല്ലുവിളികളെ അതിജയിക്കാന്‍ പ്രാപ്തരായ 270 പണ്ഡിത പ്രതിഭകളെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ചത്. സനദ്്ദാന ചടങ്ങിനു സാക്ഷിയാകാന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണെത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്്‌ലാമിന്റെ യഥാര്‍ഥ മുഖം ലോകത്തിന് പരിചയപ്പെടുത്താന്‍ പണ്ഡിതര്‍ മാതൃക കാണിക്കണമെന്നു തങ്ങള്‍ പറഞ്ഞു. സമ്മേളനത്തിന്റെ തൽ സമയ റെക്കോർഡ്‌ ഇവിടെ കേൾക്കാം (SKICR Live -Record) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്് ലിയാര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്് ദാന പ്രഭാഷണം നടത്തി. ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം ഭവന പദ്ധതിയും ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്തു. സമസ്ത 90-ാം വാര്‍ഷികം; ഏറ്റവും വലിയ പഠന ക്യാമ്പിന് ആലപ്പുഴ സാക്ഷിയാവും 25000 പ്രതിനിധികൾ ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കും ചേളാരി: 2016 ഫെബ്രു 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ പഠന ക്യാമ്പായി സ്ഥാനം പിടിക്കും. ക്യാമ്പ് പ്രതിനിധികളുടെ റജിസ്‌ത്രേഷന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. 25000 പ്രതിനിധികളാണ് ചതുര്‍ദിന പഠന ക്യാമ്പില്‍ പങ്കെടുക്കുക. വിവിധ ജില്ലകളില്‍ റൈഞ്ചുകള്‍ കേന്ദ്രീകരിച്ച് റജിസ്‌ത്രേഷന്‍ നടന്നുവരുന്നു. പഠനാര്‍ഹമായ ക്ലാസുകള്‍ കൊണ്ടും പുതുമകള്‍ കൊണ്ടും വ്യത്യസ്ഥമാകുന്നതുമായിരിക്കും ആലപ്പുഴയില്‍ നടക്കുന്ന പഠന ക്യാമ്പ്. സ്ഥാപന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം മേലാധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റുകള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പ് പ്രതിനിധികളുടെ ബയോഡാറ്റ ഫോറം പൂരിപ്പിച്ച് 2016 ജനുവരി 10 നകം കേന്ദ്ര സ്വാഗതംഘം ഓഫീസില്‍ എത്തിക്കേണ്ടതാണ്. ക്യാമ്പ് പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാസര്‍കോട് മെഡിക്കൽ കോളേജ് സമരത്തിന് ഐക്യദാർഢ്യവുമായി എസ് കെ എസ് എസ് എഫ് കാസര്‍കോട്: ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തുടരുന്ന മെഡിക്കല്‍ കോളേജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് മേഖല എസ് കെ എസ് എസ് എഫ് ഭാരവാഹികള്‍ കാസര്‍കോട് പുതിയ ബസ്റ്റന്‍ഡ് പരിസരത്ത് എത്തി മേഖലാ ഭാരവാഹികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഇര്‍ഷാദ് ഹുദവി ബെദിര, ബഷാല്‍ തളങ്കര, അബ്ദുല്ല ടി.എം, അബൂബക്കര്‍ ,കലന്തര്‍ ശാഫി എഫ് ഐ, ശബീര്‍ ബി.യു, തമീമ്, മുനവ്വര്‍,ബാത്തി ഷ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു മേഖലാ ഭാരവാഹികളെ സമരസമിതി ഭാരവാഹികളായ കെ.അഹ്മദ് ശരീഫ്, മാഹിന്‍ കേളോട്ട്, ശ്യം പ്രസാദ് എന്നിവര്‍ സ്വീകരിച്ചു നന്തി ജാമിഅ ദാറുസ്സലാം റൂബി ജൂബിലിക്കു പ്രോജ്ജ്വല തുടക്കം വാര്‍ത്തകളിലെ പൈങ്കിളിവല്‍ക്കരണം മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നു: മാധ്യമ സെമിനാര്‍ നന്തിബസാര്‍(ശംസുല്‍ ഉലമാ നഗർ നന്തി ജാമിഅ: ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനത്തിനു പ്രോജ്ജ്വല തുടക്കം. നന്തിയിലെ ശംസുല്‍ ഉലമാ നഗരിയില്‍ ജാമിഅ: ദാറുസ്സലാം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.നന്തിയില്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തങ്ങള്‍ നിര്‍വഹിച്ചു. ജുമുഅ നിസ്‌കാരാനന്തരം പിണങ്ങോട് അബൂബക്കര്‍ ഉല്‍ബോധന പ്രഭാഷണം നടത്തി. രാത്രി നടന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ ്‌ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി. രാത്രി വൈകിട്ട് ബുര്‍ദാ മജ്‌ലിസും നടന്നു. അബ്ദുല്‍ വഹാബ് ഹൈത്തമി എഴുതിയ പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മരക്കാര്‍ ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു നന്തി ദാറുസ്സലാം സമ്മേളനം; സമാപനം ഞായറാഴ്ച; SKICR-ൽ തല്‍സമയ സംപ്രേഷണം ആരംഭിച്ചു ശംസുൽ ഉലമ നാഗർ: കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നന്തിയില്‍ ആരംഭിച്ച നന്തി ദാറുസ്സലാം അറബിക്‌ കോളേജ്‌ 40–ാം വാര്‍ഷിക 13–ാം സനദ്‌ ദാന റൂബി ജൂബിലി സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 'നൂറുന്‍ അലാ നൂര്‍' SKICR-SKSSF മീലാദ് കാമ്പയിൻ ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം പ്രഭാഷണ പരമ്പര (RECORD SKICR- SKSSF കാമ്പയിൻ 'നൂറുന്‍ അലാ നൂര്‍' പ്രഭാഷണ പരമ്പരയിലെ മുന്‍ വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക "അറബിക് സര്‍വകലാശാല കൂടിയേ തീരൂ SKSSF കലക്ടറേറ്റുമാര്‍ച്ചുകളിൽ പ്രതിഷേധമിരമ്പി കോഴിക്കോട്: അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാനത്തെ വിവിധ ജില്ലാ കലക്‌ട്രേറ്റുകളിലേക്ക് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ബഹുജന മാര്‍ച്ചുകള്‍ നടത്തി. യു.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല കഴിഞ്ഞ നാലര വര്‍ഷമായിട്ടും സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനം പോലും നടത്താതിരിക്കുന്നതില്‍ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധം ഇരമ്പി. വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിലുടനീളം അനാവശ്യ വിവാദത്തിലൂടെ സര്‍വ്വകലാശാലയെ ചുവപ്പു നാടയില്‍ കുരുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ മുദ്രാവാക്യം ഉയര്‍ന്നു കേട്ടു. സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലി കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുറഹിമാന്‍ ജിഫ്രി തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കബീര്‍ അന്‍വരി നേതൃത്വം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രഭാഷണം നിര്‍വഹിച്ചു. എറണാകുളത്ത് സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശഫീഖ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കങ്ങരപ്പടി, നൗഫല്‍ കുട്ടമശ്ശേരി, കെ.കെ. അബ്ദുല്ല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. തൃശൂരില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ബദ്‌രി, ശഹീര്‍ ദേശമംഗലം, അബ്ദുല്‍ കരീം ഫൈസി, സി.എ. ശംസുദ്ദീന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ആലപ്പുഴയയില്‍ നടന്ന ബഹുജന മാര്‍ച്ചിന്റെ സമാപന സമ്മേളനം എം.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ. നവാസ് അന്‍വരി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യ പ്രഭാഷണം നടത്തി. കൊല്ലത്ത് നടന്ന മാര്‍ച്ചിന് റാഫി റഹ്മാനി, എസ് സലീം, നിസാമുദ്ദീന്‍ മൗലവി, അന്‍സാര്‍ മുസ്‌ലിയാര്‍, നേതൃത്വം നല്‍കി. തുടര്‍ന്ന് ജില്ലാ കലക്‌ടേര്‍ക്ക് നിവോദനം നല്‍കി. തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചിന് അബ്ദുല്ല മഹ്‌ളരി, ഫഖ്‌റുദ്ദീന്‍ ബാഖവി, നസീര്‍ ഖാന്‍ ഫൈസി, അഹ്മദ് റശാദി, ഷാനവാസ് കണിയാപുരം നേതൃത്വം നല്‍കി. വിഴിഞ്ഞ സഈദ് മൗലവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ ഹാറൂണ്‍ റശീദ് മുഖ്യപ്രഭാഷണം നടത്തി. (കൂടുതൽ ഫോട്ടോസും വാർത്തയും അടുത്ത ദിവസം പ്രതീക്ഷിക്കുക) അറബിക് സര്‍വകലാശാലയെ വര്‍ഗീയവല്‍ക്കരിക്കുന്നത് മണ്ടത്തരം: പി സുരേന്ദ്രന്‍ കോഴിക്കോട്: അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവുമെന്ന നിലപാട് മണ്ടത്തരമാണെന്ന് പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പ്രസ്താവിച്ചു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് കലക്‌ട്രേറ്റ് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസ്‌രിക്കുയായിരുന്നു സര്‍വകലാശാലയെ വര്‍ഗീയമായി കാണുന്നത് അംഗീകരിക്കാനാവില്ല. ഭാഷ, സംസ്‌കാരം, ഭക്ഷണം എന്നിവയെ വര്‍ഗീയമായി മാത്രം കാണുന്ന സാഹചര്യമാണ് നിലവിലുള്ളത്. അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആവശ്യത്തെ മതപരമായി കാണാതെ അക്കാദമിക് തലത്തില്‍ കാണാന്‍ ഭരണകൂടം തയ്യാറാകണം. മതത്തിന്റെ ഐഡന്റിറ്റിയില്‍ നിന്നും അറബി ഭാഷയെ പുറത്തുനിര്‍ത്തണം. ഈ ഭാഷയുടെ ഗുണം പൊതുസമൂഹത്തിന് കൂടി ലഭ്യമാകാന്‍ അറബിക് സര്‍വകലാശാല എത്രയും വേഗം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഭാഷയായി വികസിച്ചുകൊണ്ടിരിക്കുന്ന ഭാഷയാണ് അറബി. നിരവധി കവികളും എഴുത്തുകാരും ഈ ഭാഷയില്‍ ഉയര്‍ന്നുവരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ അറബിക്ക് പ്രാധാന്യം വര്‍ധിക്കുമ്പോള്‍ ഇവിടെ അറബിയെ മുസ്‌ലിംകളുടെ മാത്രം ഭാഷയായി ചുരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാമിനെ എതിര്‍ക്കുന്നവരും മതത്തെ നിരസിക്കുന്നവര്‍ പോലും അറബി ഭാഷയിലാണ് എഴുതുന്നത്. ലോക പ്രശസ്ത സിറിയന്‍ കവി അഡോണിസ് കവിത എഴുതുന്നത് അറബിയിലാണ്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് ചിലര്‍ അറബി ഭാഷക്കെതിരെ തിരിയുന്നത്. അറബി ഭാഷ കേവലം മതപഠനകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നാണ് ഇവരുടെ ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശംസുല്‍ ഉലമാ അവാര്‍ഡ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്ക് നന്തി: ജീവിതാന്ത്യം വരെ നന്തി ജാമിഅ ദാറുസ്സലാമിന്റെ രണ്ടു പതിറ്റാണ്ട് കാലം പ്രിന്‍സിപ്പല്‍ ആയി സേവനം അനുഷ്ഠിച്ച വിശ്വപണ്ഡിതന്‍ ശംസുല്‍ ഉലമയുടെ സ്മരണാര്‍ഥം ജാമിഅ ദാറുസ്സലാം അറബിക് കോളജ് കമ്മിറ്റി നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അര്‍ഹനായി. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കൈമാറും. മുഹമ്മദ് മുസ്‌ല്യാര്‍ കൂറ്റനാട്, പി.കെ.പി.അബ്ദുസ്സലാം മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടങ്ങിയവരാണ് നേരത്തെ ശംസുല്‍ ഉലമാ അവാര്‍ഡിന് അര്‍ഹരായത്. ദാറുസ്സലാം റൂബി ജൂബിലി നാഷനല്‍ ഹിഫഌ കോംപറ്റീഷന്‍ സമാപിച്ചു നന്തി ദാറുസ്സലാം റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന ദേശീയ ഹിഫ്‌ള് കോംപറ്റീഷന്‍ സമാപിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നൂറു കണക്കിന് ഹാഫിളുകള്‍ പങ്കെടുത്ത മത്സരത്തില്‍ അബ്ദുല്‍ ഹാഫിസ് മൊല്ല പൈതാനിക് (മഹാരാഷ്ട്ര) ഒന്നാം സ്ഥാനവും മുഹമ്മദ് മിദ്‌ലാജ് ഓമച്ചപ്പുഴ (ദാറുല്‍ ഹുദ ഹിഫ്‌ള് കോളജ്, മമ്പുറം) രണ്ടാം സ്ഥാനവും മുഹമ്മദ് ബാബ മുഹ്‌യുദ്ദീന്‍ (ഹൈദരാബാദ്) മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് യഥാക്രമം 50,001 ,25001, 15001 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. ഏഴിന് നടക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് ഓണംപള്ളി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. അറബിക് സര്‍വ്വകലാശാല; ജില്ലാ കലക്‌ട്രേറ്റുകളിലേക്കുള്ള SKSSF മാർച്ചുകൾ ഇന്ന്(വ്യാഴം വിജയിപ്പിക്കാൻ സമസ്ത നേതാക്കളുടെ ആഹ്വാനം കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 17, വ്യാഴം) രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും.സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരുണത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. (കൂടുതല്‍: നേരത്തെ നല്‍കിയ സമരസംഗമ മുദ്രാവാക്യം കാണുക) നന്തി ദാറുസ്സലാം റൂബി ജൂബിലി; ചതുർ ദിന സമ്മേളനം ഇന്ന് ആരംഭിക്കും നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ റൂബി ജൂബിലി സമ്മേളനം നാളെ തുടങ്ങും. വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യും. ഡോ. പി.ടി അബ്ദുറഹിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി ഒന്‍പതിന് നടക്കുന്ന ദിക്്ര്‍ ദുആ മജ്്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍,ഐദ്രോസ് മുസ്്‌ലിയാര്‍ ഏലംകുളം നേതൃത്വം നല്‍കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ ഹിഫ്‌ള് മത്സരം ഇന്നലെ രാവിലെ ഒന്‍പതിന് പി.പി.ഉമര്‍ മുസ്‌ല്യാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്തു. SKICR-SKSSF മീലാദ് കാമ്പയിൻ "തിരുനബി(സ റഹ് മത്തുൻ ലിൽ ആലമീൻ RECORD) " നൂറുൻ അലാ നൂർ" SKICR-SKSSF മീലാദ് കാമ്പയിനിന്റെ ഭാഗമായി ചെയർമാൻ സയ്യിദ് ബാ അലവി പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സെഷനിൽ ക്ലാസ്റൂം മുഖ്യ രക്ഷാധികാരി ഉസ്താദ് അബ്ദുസ്സലാം ബാഖവി "തിരു നബി (സ റഹ് മത്തുൻ ലിൽ ആലമീൻ എന്ന വിഷയത്തില്‍ നടത്തിയ ക്ലാസ്സ്‌ ഇവിടെ കേൾക്കാം : SKICR ന്റെ കൂടുതല്‍ ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക SKSSF ബഹ്റൈന്‍ ഏകദിന പഠന ക്യാന്പ് ശ്രദ്ധേയമായി തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യം മനാമ: തിരുശേഷിപ്പുകളെ ആദരിക്കല്‍ ഇസ് ലാമിന്‍റെ പാരന്പര്യമാണെന്നും സുന്നത്ത് ജമാഅത്തിന്‍റെ യഥാര്‍ത്ഥ പാതയില്‍ ജീവിച്ച പൂര്‍വ്വ സൂരികളുടെ രീതിയാണതെന്നും ഉസ്താദ് മന്‍സൂര്‍ ബാഖവി കരുളായി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റി മനാമയില്‍ സംഘടിപ്പിച്ച തന്‍ബീഹ് ഏകദിന പഠന ക്യാന്പിന്‍റെ പ്രഥമ സെഷനില്‍ സ്വിറാത്തുല്‍ മുസ്ഥഖീം (സല്‍സരണി) എന്ന വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. മഹാന്മാരുമായി ബന്ധപ്പെട്ടതിനെല്ലാം ആദരവുണ്ട് എന്നതിന് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും നിരവധി തെളിവുകളുണ്ട്. അതിനാല്‍ അവയൊന്നും ശിര്‍ക്കല്ല. യൂസുഫ് നബി(അ)യുടെ ഷര്‍ട്ട് മുഖത്തിട്ടപ്പോഴാണ് യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചുകിട്ടിയത് എന്നും പോരാളിയായ താലൂത്തിന് ശക്തി നല്‍കിയ താബൂത്തില്‍ ഉണ്ടായിരുന്നത് തിരുശേഷിപ്പുകള്‍ ആയിരുന്നുവെന്നും വിശുദ്ധ ഖുര്ആനിക സൂക്തങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും വിവരിച്ചതാണ്. കൂടാതെ മുഹമ്മദ് നബി(സ) തന്‍റെ തലമുണ്ഢനം ചെയ്യുന്ന സമയം സ്വന്തം തലമുടി അനുചരന്മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവ ലഭിച്ചവര്‍ മരണ സമയം വരെ സൂക്ഷിച്ച് അവ കൊണ്ട് പുണ്ണ്യം നേടിയിട്ടുണ്ടെന്നും പിന്നീട് നേരത്തെയുള്ള വസ്വിയ്യത്ത് അനുസരിച്ച് അവരുടെ കഫണ്‍ പുടവക്കകത്ത് വെക്കപ്പെടുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു. അതേ സമയം ഒറിജിനലുകള്‍ക്ക് വ്യാജങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരുണത്തില്‍ വ്യാജങ്ങള്‍ കൊണ്ടുനടക്കുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഡിസം. 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്തയുടെ അഭ്യര്‍ത്ഥന ഈ മാസം 19ന് ശനിയാഴ്ച സമസ് ത മദ്റസകളില്‍ ചെന്നെെ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. "ഇരുന്നൂറിലധികം പേര്‍ക്ക് ജീവഹാനി വരുത്തുകയും നിരവധി പേര്‍ക്ക് വീടും സ്വത്തും നഷ്ടപ്പെടുത്തു കയും ചെയ്ത ചെന്നൈ പ്രളയം ഒരു പ്രദേശത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിരിക്കുകയാണ്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം തീരുമാനിച്ചിരിക്കുന്നു. ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകര്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 19ന് ശനിയാഴ്ച പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാനും ഡിസംബര്‍ 18 വെള്ളിയാഴ്ച പള്ളികളില്‍ വച്ച് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്താനും നിശ്ചയിച്ചിരിക്കുന്നു. ഈ സദുദ്യമത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല്/മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഹല്ലിംകള്‍, സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ നേതൃത്വം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. സമാഹരിച്ച തുകകള്‍ അതാത് റെയ്ഞ്ച് സെക്രട്ടറിമാരെ ഏല്‍പ്പിക്കേണ്ടതും റെയ്ഞ്ച് സെക്രട്ടറിമാര്‍ ഡിസംബര്‍ 26നകം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് ലിസ്റ്റ് ഓഫിസിലേക്ക് അയയ്ക്കുകയോ വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസില്‍ ലിസ്റ്റ് സഹിതം നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു." "അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കുക SKSSF കലക്‌ട്രേറ്റ് ബഹുജന മാര്‍ച്ച് വ്യാഴാഴ്ച 17 ന് 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് നടക്കും കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യ മാക്കണമെന്നാ വശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റുകളിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള വകുപ്പ് തല നടപടിക്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പദ്ധതി മരവിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തിലാണ് സംഘടന പ്രക്ഷോഭവുമായി രംഗത്ത് വന്നിട്ടുള്ളത്. സര്‍വകലാശാല യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ജില്ലകളില്‍ ബഹുജന മാര്‍ച്ചില്‍ മുഖ്യപ്രഭാഷകരെ നിയമിച്ചു. വി.കെ. ഹാറൂണ്‍ റശീദ് (തിരുവനന്തപുരം ശുഐബ് നിസാമി (കൊല്ലം ആഷിഖ് കുഴിപ്പുറം (ഇടുക്കി ഹബീബ് ഫൈസി കോട്ടോപ്പാടം (ആലപ്പുഴ അബ്ദുറഹീം ചുഴലി (എറണാകുളം റശീദ് ഫൈസി വെള്ളായിക്കോട് (തൃശൂര്‍ സത്താര്‍ പന്തലൂര്‍ (പാലക്കാട് ഒണംപിള്ളി മുഹമ്മദ് ഫൈസി (മലപ്പുറം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (കോഴിക്കോട് മുസ്തഫ മുണ്ടുപാറ (വയനാട്) ബശീര്‍ ഫൈസി ദേശമംഗലം (കണ്ണൂര്‍ നാസര്‍ ഫൈസി കൂടത്തായ് (കാസര്‍കോട് ബഹുജന മാര്‍ച്ച് വന്‍ വിജയമാക്കുവാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. "തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" SKSSF മീലാദ് കാമ്പയിന്‍ തുടക്കമായി കോഴിക്കോട് തിരുനബി (സ) സഹിഷ്ണുതയുടെ സ്‌നേഹ ദൂതര്‍" എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാംപയിനിന്റെ ഉദ്ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കാംപയിനിന്റെ ഭാഗമായി ജില്ലാതല പ്രമേയ ചര്‍ച്ചകള്‍, മേഖലാ സെമിനാറുകള്‍, ശാഖാതല മൗലിദ് മജ്‌ലിസുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. പാണക്കാട് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം, പി.എം റഫീഖ് അഹമ്മദ്, വി.കെ.എച്ച് ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശഹീര്‍ അന്‍വരി പാങ്ങ്, ആഷിഖ് കുഴിപ്പുറം, കബീര്‍ ഫൈസി ഒടമല, സി.പി ജലീല്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സമസ്ത 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം: ശുഭ്രസാഗരംതീര്‍ത്ത് മംഗളൂരു മംഗളൂരു: ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപം സമസ്തയാണെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷമെന്ന പ്രമേയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശം തകര്‍ക്കുന്ന നീക്കങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ നടപ്പാക്കുന്നതെന്നും ഇന്ത്യന്‍ ജനത കാത്തുസൂക്ഷിച്ച ഐക്യബോധവും സൗഹാര്‍ദാന്തരീക്ഷവും ഇല്ലാതാക്കുന്ന സമീപനങ്ങളാണു ഫാസിസ്റ്റുകളില്‍നിന്ന് ഉയരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഭാഷക്കാരും ദേശക്കാരും വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരും ഒത്തൊരുമിച്ചു നീങ്ങുന്നതാണ് ഇന്ത്യന്‍ ബഹുസ്വര സമൂഹത്തിന്റെ പ്രത്യേകത. അവര്‍ക്കിടയില്‍ ഐക്യബോധം അനിവാര്യമാണ്. സഹിഷ്ണുതയുടെ സന്ദേശം പകര്‍ന്നുനല്‍കുകയാണ് അതിനനുയോജ്യമായ മാര്‍ഗം. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈയിടെ പുറത്തുവരുന്നത്. ഒരാള്‍ എന്തു ഭക്ഷിക്കണം, ഭക്ഷിക്കരുത് എന്നു തീരുമാനിക്കുന്നതുപോലും ഫാസിസ്റ്റ് ശക്തികളാണ്. ബഹുസ്വരത തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ മതേതര ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ദോഷമാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്തു ലിംഗസമത്വംപോലുള്ള വാദങ്ങള്‍ അപകടകരമാണെന്നും തങ്ങള്‍ പറഞ്ഞു. റബീഉല്‍ അവ്വല്‍ മാസം ആരംഭിചു; നബിദിനം ഡിസംബര്‍ 24ന് വ്യാഴാഴ്ച്ച കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ 30 പൂര്‍ത്തീകരിച്ച് ഞായര്‍ റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ 24ന് (വ്യാഴം) റബീഉല്‍ അവ്വല്‍ 12 ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. സമസ് ത ബഹ്റൈന്‍ നബി ദിന കാന്പയിന് ഉജ്ജ്വല തുടക്കം ബഹ്റൈനിലുടനീളം 15 കേന്ദ്രങ്ങളിലായി സമസ്തയുടെ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിയുടെ കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബി ദിന കാന്പയിന് മനാമയില്‍ ഉജ്ജ്വല തുടക്കം. “തിരുനബി(സ) സഹിഷ് ണുതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ നടക്കുന്ന നബിദിനകാന്പയിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ വൈസ് പ്രസിഡന്‍റ് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. അഭിനവ യുഗത്തില്‍ തിരു ചര്യകള്‍ സ്വജീവിതത്തില്‍ പകര്‍ത്തി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയോടൊപ്പം പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതിന്‍റെ അനിവാര്യതയും അദ്ധേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കള്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മൗലിദ് മജ് ലിസിന് അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറഫുദ്ധീന്‍ മുസ്ലിയാര്‍, മൂസ മൗലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, അബ്ദുറഹ് മാന്‍ മൗലവി തുടങ്ങിയ മദ്റസാ അദ്ധ്യാപകരും സമസ്ത കേന്ദ്ര-ഏരിയാ നേതാക്കളും നേതൃത്വം നല്‍കി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായാണത്തിന് മദ്റസാ വിദ്യാര്‍ത്ഥികളായ ഇസ്മാഈല്‍, ജംശീര്‍, ജസീര്‍, മുസ്ഥഫ, നജാഹ്, അഫ് നാന്‍, മുബശ്ശിര്‍, സിദാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ പ്രോഗ്രാമുകളെല്ലാം മേല്‍ പ്രമേയത്തില്‍ അധിഷ്ഠിതമായി നടത്തണമെന്നും നബി(സ) തങ്ങളുടെ ഔന്നിത്യം ജനങ്ങളിലെത്തിക്കാനുപയോഗപ്പെടുത്തണമെന്നും സമസ്ത കേന്ദ്ര നേതാക്കള്‍ ഏരിയകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. സമസ്തയുടെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിദിന മൗലിദ് സദസ്സുകളുടെ സമയക്രമം ഇപ്രകാരമാണ് : മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി പ്രസിദ്ധീകരിച്ച 2016 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മനാമ സമസ്ത മദ്റസയില്‍ നടന്ന പ്രകാശനകര്‍മ്മം ഗഫൂര്‍ അല്‍ വാലിക്ക് കോപ്പി നല്‍കി സമസ്ത ബഹ്റൈന്‍ കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി നിര്‍വ്വഹിച്ചു. ബഹ്റൈന്‍ നമസ്കാര സമയമടക്കം സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ സൗജന്യ നിരക്കില്‍ സമസ്ത കേന്ദ്ര-ഏരിയാ-കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 00973-17227975. അറബിക് സര്‍വ്വകലാശാല; മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജി-ജനകീയ ഒപ്പുശേഖരണത്തിനു തുടക്കമായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി തൃശൂര്‍: വിദ്യഭ്യാസ മന്ത്രിയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടു പോലും അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. ഏതാണ്ട് എഴുപതിനായിരം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്കൊഴുകുന്നു. മഹാഭൂരിപക്ഷ പ്രവാസികളും അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്യുന്നു. അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി. കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിക്കുന്ന ഈ ഭാഷയെ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല; ലോകഭാഷ എന്ന നിലയില്‍ അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയെക്കുറിച്ചുള്ള യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ സര്‍ക്കാറി ന്റെ അവസാന കാലത്തെങ്കിലും യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥരുടെ ഒളിയജണ്ടകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി അറബിക് സര്‍വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം പ്രതിേഷധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റിഡന്റ്‌സ് ഫെഡറേഷന്‍ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. റബീഉൽ അവ്വൽ പടിവാതിലിലെത്തി; ഇശ്ഖ് വസന്തം തീര്‍ത്ത് ദാറുന്നഈമില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി മലപ്പുറം യാ നബീ സലാം അലൈക്കും, യാ റസൂല്‍ സലാം അലൈക്കും തിരുനബി പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പം ഏറ്റുചൊല്ലുമ്പോള്‍ ഉള്‍പ്പുളകമണിയുകയായിരുന്നു സദസ്. തിരുനബിക്കു അഭിവാദ്യവും സ്വാഗതവുമോതി പാണക്കാട്ടെ ദാറുന്നഈമില്‍ ഇന്നലെയാണ് നബിദിന മാസത്തിന്റെ വരവിനു സ്വാഗതമോതി മൗലീദ് സദസ് ഒരുക്കിയത്. തങ്ങളുടെ വീട്ടുമുറ്റത്ത്് പ്രത്യേകം പന്തലൊരുക്കി മുസ്വല്ല വിരിച്ചായിരുന്നു മജ്‌ലിസ് നടന്നത്. പ്രവാചക കുടുംബത്തിന്റെ നേതൃത്വത്തിലുള്ള നബികീര്‍ത്തന സദസില്‍ പങ്കെടുക്കാന്‍ പ്രഗത്ഭപണ്ഡിതരുള്‍പ്പെടെ നിരവധി പേരാണ് ഒഴുകിയെത്തിയത്. രാവിലെ എട്ടുമണിക്കാണ് മൗലിദ് മജ്‌ലിസ് ആരംഭിച്ചത്. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് മുത്തുപ്പ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍,സയ്യിദ് ഫഖ്‌റുദ്ദീന്‍ മാനു തങ്ങള്‍, സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം, സയ്യിദ് എസ്.കെ.പി.എം തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍ തുടങ്ങി വിവിധ സാദാത്തുക്കള്‍ കോഴിക്കോട്: ഇന്ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149 കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍ (9446629450 കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍ (ഫോണ്‍: 9745637811, 9447405099 ഹാജി കെ.വി ഇമ്പിച്ചമ്മദ് (ഫോണ്‍: 0495 2703366, 9895271685) എന്നിവര്‍ അറിയിച്ചു. സംസ്ഥാന SKSSF ന് പുതിയ നേതൃത്വം നിലവില്‍ വന്നു കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി സത്താര്‍ പന്തലൂരിനെയും തെരഞ്ഞെടുത്തു. കെ.എ റശീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് സെക്രട്ടറിയും ബശീര്‍ ഫൈസി ദേശമംഗലം ട്രഷഷറുമാണ്. ഓണംപിള്ളി മുഹമ്മദ് ഫൈസി,അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍,മുസ്തഫ അഷ്‌റഫി കക്കുപ്പടി(വൈസ് പ്രസിഡണ്ടുമാര്‍) പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്,പി.എം റഫീഖ് അഹ്മദ് തിരൂര്‍,ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍,അബ്ദുസ്സലാം ദാരിമി കിണവക്കല്‍,മമ്മുട്ടി മാസ്റ്റര്‍ തരുവണ(ജോ. സെക്രട്ടറിമാര്‍) സയ്യിദ് അബ്ദുള്ള തങ്ങല്‍ ദാരിമി ആലപ്പുഴ,കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്,അബ്ബാസ് ദാരിമി ദക്ഷിണ കന്നഡ(ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,മുജീബ് ഫൈസി പൂലോട്,അഹ്മദ് വാഫി കക്കാട്,നവാസ് എച്ച് പാനൂര്‍,ശുഐബ് നിസാമി നീലഗിരി,ടി.പി സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, ഡോ. കെ.ടി ജാബിര്‍ ഹുദവി,ആസിഫ് ദാരിമി പുളിക്കല്‍,ആര്‍.എം സുബുലുസ്സലാം വടകര,ശഹീര്‍ പാപ്പിനിശ്ശേരി,ആശിഖ് കുഴിപ്പുറം,ഡോ. ജവാദ് മോങ്ങം,ഇസ്ഹാഖ് ഫൈസി മംഗലാപുരം,ഗഫൂര്‍ അന്‍വരി മുതൂര്‍,വി.കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍ (സെക്രട്ടേറിയേറ്റ് അംഗങ്ങള്‍)എന്നിവരാണ് മറ്റു ഭാരവാഹികള്‍. രണ്ടു ദിവസങ്ങളിലായി പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടന്നസംസ്ഥാന കൗണ്‍സിലില്‍ അസ്തിത്വ സംരക്ഷണത്തിന് ക്രിയാത്മക പ്രതിരോധം തീര്‍ക്കുക- സ്വാദി ഖലി ശിഹാബ് തങ്ങള്‍ കോഴിക്കോട്: ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍സശനങ്ങള്‍ക്ക് ക്രിയാത്മക പ്രതിരോധം തീര്‍ക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് കക്ഷികളുടെ നേതൃത്വത്തില്‍ അസഹിഷ്ണുത സര്‍വ്വ സീമകളും അതിര്‍ലംഘിച്ച് മുന്നേറുകയാണ്. ഇന്ത്യന്‍ പൊതുസമൂഹം എക്കാലത്തും ഫാസിസത്തിന് എതിരാണ്.എസ്.കെ.എസ്.എസ്.എപിനെ പൊതുസമൂഹത്തിനിടയില്‍ സ്വീകീര്യമാക്കുന്നതില്‍ തീവ്രവാദ-ഭീകരവാദ വിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. മതവിശ്വാസങ്ങള്‍ ചൂഷണം ചെയ്ത് അധികാരം കയ്യാളുന്നവര്‍ക്കെതിരെ പ്രതികരിച്ച ചരിത്രമാണ്ഇന്ത്യന്‍ പൊതു സമൂഹത്തിന്റെത്. ഈയടുത്ത് ബീഹാര്‍ നിയമസഭയിലേക്കും യു.പി,ഗുജറാത്ത് സംസ്ഥാനങ്ങലില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഫാസിസ്റ്റ് കക്ഷികള്‍ക്കുണ്ടായ തിരിച്ചടി നല്‍കുന്ന സൂചന അതാണ്. ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും തെറ്റുദ്ധരിപ്പിക്കാന്‍ മുസ്ലിം നാമധാരികളില്‍ നിന്നുപോലും നീക്കങ്ങള്‍ നടക്കുമ്പോള്‍ സ്വത്വ സംരക്ഷമത്തിന് നിലകൊള്ളല്‍ വിശ്വാസിയുടെ ബാധ്യതയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങല്‍ അദ്ധ്യക്ഷനായി. SKSSF സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പ്രമേയങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറുന്നതിന് മുമ്പ് കേരള ജനതക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അന്താരാഷ്ട്ര അറബിക് സര്‍വകലാശാല. വോട്ട് നേടി അധികാരത്തിലെത്തി നാല് വര്‍ഷം പൂര്‍ത്തിയായിട്ടും അറബിക് സര്‍വകലാശാലയുടെ വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.കേരളത്തിന്റെ വിദേശവരുമാനത്തിന്റെ 80 ശതമാനവും നേടിത്തരുന്ന ഗള്‍ഫ് രാജ്യങ്ങലിലെ വിനിമയ ഭാഷയായ അറബികിനോടുള്ള ചിറ്റമ്മ നയം ഉത്തരവാദപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട്.അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം ദുരുദ്വേശ്യപരമാണ്.അറബി ഭാഷ കേവലം ഒരു മതത്തിന്റേത് മാത്രമാമെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്.ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളില്‍ ഒന്നായ അറബിക് ഇന്ന് ലോകത്ത് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷത്തിലധികം ആളുകല്‍ കേരളത്തില്‍ തന്നെ അറബി ഭാഷാ സാക്ഷരത നേടിയിട്ടുണ്ട്.നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചുവപ്പുനാടയുടെ കുരുക്കുകളഴിച്ച് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട നടപരികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ആവശ്യപ്പെടുന്നു. സഹിഷ്ണുതയുടെ പ്രൗഢ പാരമ്പര്യം ഉള്ള നാടാണ് ഇന്ത്യ. സംസ്‌കാരങ്ങലെയും സന്ദേശങ്ങളെയും സ്വീകരിക്കാന്‍ ഒരു ലോപവും കാണിച്ചിട്ടില്ല. അങ്ങിനെ നൂറ്റാണ്ടുകളിലൂടെ രാജ്യം ഉയര്‍ന്നു നിന്നു.പക്ഷെ, പശുവിന് കൊടുക്കുന്ന വില പോലും മനുഷ്യന് ലഭിക്കാത്ത വിധം വര്‍ത്തമാന ഇന്ത്യ അതിവേഗം അസഹിഷ്ണുതയെ മുഖമുദ്രയാക്കുകയാണ്. വിരുദ്ധാഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നിലനിര്‍ത്താനുള്ള സാമൂഹിക-സാംസ്‌കാരിക അവസ്ഥയുണ്ടാകുമ്പോഴാണ് ഒരു സമൂഹം നീതി ലഭിക്കുന്നവരാകുന്നത്. നിരന്തരമായ ജാഗ്രതയിലൂടെ മാത്രമേ ഈ പൗരാവകാശം നിലനിര്‍ത്താനാകൂ.കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് മനുഷ്യരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഒരു നല്ല മനുഷ്യനെപ്പോലും അസഹിഷ്ണുതയുടെ വാക്കുകളാല്‍ നേരിടുന്നത് കേരളം കണ്ടു.ഭരണസംവിധാനവും സാംസ്‌കാരിക നായകരുമൊക്കെ നിസ്സംഗത വെടിഞ്ഞ് ഗൗരവതരമായ ഇടപെടലുകള്‍ നടത്തണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു. എസ്.ഐ പോസ്റ്റിലേക്ക് കേരള പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചതിന് ശേഷം പ്രസ്തുത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരായതുകൊണ്ടാണ് ധൃതിപിടിച്ച് എസ്.ഐ നിയമനം തടഞ്ഞുവെച്ചതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.വകുപ്പുതല നിയമനം പൂര്‍ത്തിയായതിന് ശേഷം ബാക്കി വന്ന നിരവധി ഒഴിവുകളിലേക്കുള്ള നിയമനം ആഭ്യന്തര വകുപ്പ് മരവിപ്പിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന നടപടിയാണ്.എസ്.ഐ നിയമന ഉത്തരവ് മരവിപ്പിച്ച നടപടി പിന്‍വലിച്ച് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെടുന്നു. SKSSF വിഖായയുടെ കീഴില്‍ ഒരു ലക്ഷം രക്ത ദാതാക്കളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു മനാമ: ഒരു ലക്ഷം രക്ത ദാതാക്കളുമായി എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ വിഖായയുടെ കീഴിൽ രക്ത ദാനതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു രക്തദാനത്തിന് സന്നദ്ധരാകുന്നവരുടെയും രക്തം ആവശ്യമുള്ളവരെയും ബന്ധിപ്പിക്കുന്നതിനൊപ്പം വിഖായയുടെ ഹോസ്പിററല്‍ സര്‍വ്വീസ്, SKSSF ആബുലന്‍സ് സര്‍വ്വിസ്, വാര്‍ത്തകള്‍ തുടങ്ങിയവയും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാവും. ഈ മൊബെെയിൽ ആപ്ലിക്കേഷൻ വഴി രക്ത ദാനത്തിന് സന്നദ്ധരായവരെ കണ്ടെത്തി അവരെ ക്ളസ്ററര്‍, മേഖല, ജില്ല കോഡിനേററര്‍മാര്‍ മുഖേന ബന്ധപ്പെടാന്‍ കഴിയുമേന്നതും ഇതിന്റെ പ്രത്യേകതയാണ്. ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലെ സ്റൊരിൽ ലഭ്യമാണ്. മാസങ്ങൾക്ക് മുമ്പ് രക്ത ദാന വെബ്സൈററ് ലോഞ്ചിങ്ങ് നടത്തിയിരുന്നു. ഇതു വഴി ഒട്ടനവധി രോഗികള്‍ക്ക് രക്ത ദാനം നടത്താന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. വാഫി പി.ജി കാംപസ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ഹൈദരലി തങ്ങള്‍ വളാഞ്ചേരി: മലപ്പുറം കാളികാവില്‍ നിര്‍മിക്കുന്ന വാഫി പി.ജി കാംപസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വളാഞ്ചേരി മര്‍ക്കസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്വദേശത്തും വിദേശത്തുമുള്ള മര്‍ക്കസ് പ്രവര്‍ത്തകരും ശിഹാബ് തങ്ങളെ സ്‌നേഹിക്കുന്നവരും ഈ പദ്ധതിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസത്തിനനുയോജ്യമായ മുഖം നല്‍കി പാരമ്പര്യം സംരക്ഷിക്കുന്ന കോഴ്‌സുകളാണ് വാഫിയും പെണ്‍കുട്ടികള്‍ക്കായുള്ള വഫിയ്യയും. മഹാനായ കണ്ണിയത്ത് ഉസ്താദും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സ്വീകരിച്ച അടിസ്ഥാന രീതികളാണ് ഈ കോഴ്‌സുകള്‍ പിന്തുടരുന്നത്. 2016 ലെ എസ് കെ എസ് എസ് എഫ് കലണ്ടര്‍ പുറത്തിറങ്ങി കോഴിക്കോട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന 2016 ലെ ബഹുവര്‍ണ കലണ്ടര്‍ പുറത്തിറങ്ങി. ഒറ്റപ്രതി പതിനഞ്ച് രൂപ വിലയുള്ള കലണ്ടറിന് കൂടുതല്‍ കോപ്പിയെടുക്കുമ്പേള്‍ അകര്‍ഷകമായ ഇളവുകള്‍ ഉണ്ട്. കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും, സംഘടനയുടെ ജില്ലാ ആസ്ഥാനങ്ങളിലും പ്രമുഖ ബുക്സ്റ്റാളുകളിലും കേപ്പികള്‍ ലഭിക്കും. “തിരു നബി സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” സമസ്‌ത ബഹ്‌റൈന്‍ നബിദിന കാമ്പയിന്‍ സ്വാഗത സംഘം രൂപീകരിച്ചു മനാമ: “തിരു നബി(സ) സഹിഷ്ണൂതയുടെ സ്‌നേഹദൂതര്‍” എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കമ്മറ്റി ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ മാസം 11, വെള്ളിയാഴ്ച മുതല്‍ മീലാദ് കാമ്പയിന്‌ തുടക്കമാവും. കാമ്പയിന്‍ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുതല്‍ 12- –ാം രാവ്‌ വരെ, മനാമയിലെ സമസ്‌ത കേന്ദ്ര മദ്രസ്സാ ഹാളിലും വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും പ്രഭാഷണങ്ങളുമടങ്ങുന്ന മൌലിദ്‌ സദസ്സുകള്‍ നടക്കും. തുടര്‍ന്ന്‌ റബീഉല്‍ അവ്വല്‍ 12ന്‌ വിപുലമായ മൌലിദ്‌ സദസ്സ്‌ മനാമയിലെ പള്ളിയില്‍ വെച്ച്‌ നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ സമസ്‌ത ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വിവിധ ചടങ്ങുകളിലായി ബഹ്‌റൈനിലെ മത–സാമൂഹിക–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ ചെയര്‍മാനുമായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്‌. എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ കോഴിക്കോട്ട് കോഴിക്കോട് എസ് കെ എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ഡിസംബര്‍ 5,6 തിയ്യതികളില്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കും. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പിയിന്റെ. ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 140 സംസ്ഥാന കൗണ്‍സിലര്‍ന്മാരാണ് ക്യാമ്പില്‍ സംബന്ധിക്കുക. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ കൊടക്, ദക്ഷിണകന്നഡ, ഉടുപ്പി, ഹാസ്സന്‍, ചിക്മാംഗ്ലൂര്‍, നീലഗിരി എന്നീ ജില്ലകളില്‍ നിന്ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ന്മാരും ക്യാമ്പില്‍ സംബന്ധിക്കും. അടുത്ത രണ്ട് വര്‍ഷത്തെക്കുള്ള പുതിയ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് കൗണ്‍സില്‍ നടക്കും. ഡിസംബര്‍ 6ന് നടക്കുന്ന ഓര്‍ഗാനെറ്റ്, ട്രയിനിങ് കാമ്പില്‍ ജില്ലകളിലെ വിവിധ ഉപസമിതി ചെര്‍മാന്‍, കണ്‍വീനര്‍മാരും സംബന്ധിക്കും. അസ്ഹരി തങ്ങളുടെ വേര്‍പാട്; നഷ്ടമായത് വിശ്വ പണ്ഡിതനെ:എസ് കെ എസ് എസ് എഫ് തൃശൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റായിരുന്ന സയ്യിദ് ഇമ്പിച്ച്‌ക്കോയ അസ്ഹരി തങ്ങളുടെ വേര്‍പാടിലൂടെ ഒരു വിശ്വ പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായത് എന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. തൃശൂര്‍ ജില്ലയുമായി ഗാഢമായ ബന്ധം തങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്നു. ബഹു ഭാഷാ പരിജ്ഞാനിയും മത വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയുമായ തങ്ങളുടെ വിയോഗം നികത്താനാവാത്തതാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്‌കെ എസ് എസ് എഫ ് തൃശൂര്‍ ജില്ലാലീഡേഴ്‌സ്‌വര്‍ക്ക്‌ഷോപ്പ് ചാവക്കാട് തൃശൂര്‍: എസ്‌കെ എസ് എസ് എഫിന്റെശാഖാ,ക്ലസ്റ്റര്‍,മേഖല ഭാരവാഹികളായ പ്രസിഡന്റ്,ജനറല്‍സെക്രട്ടറി,വര്‍ക്കിങ്ങ് സെക്രട്ടറി,ട്രഷറര്‍, എന്നിവര്‍ക്കുളള ട്രെയ്‌നിങ്ങ് ക്യാമ്പ് 2015 നവംബര്‍ 29 ഞായറാഴ്ച കാലത്ത് 9:30 മുതല്‍ വൈകിട്ട് 5 വരെ ചാവക്കാട്‌വ്യാപാര ഭവനില്‍ വച്ച് നടക്കും.പ്രമുഖ ട്രെയ്‌നര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം വഹിക്കും. എസ്‌കെ എസ് എസ് എഫ് മെമ്പര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കാനും,പുതിയയൂണിറ്റുകള്‍ക്കുളള അംഗീകാര അപേക്ഷ സ്വീകരിക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങള്‍ ട്രെയിനിങ്ങ് ക്യാമ്പില്‍ ഉണ്ടാവുമെന്നുംബന്ധപ്പെട്ട ഭാരവാഹികള്‍ എത്തിച്ചേരണമെന്നും എസ്‌കെ എസ്എസ് എഫ് ജില്ലാ കമ്മിറ്റി പത്ര കുറിപ്പിലൂടെഅറിയിച്ചു. തൃശൂര്‍എംഐസിയില്‍ചേര്‍ന്ന ജില്ലാ ഭാരവാഹിയോഗം വിഖായ ചെയര്‍മാന്‍ സയ്യിദ്ഷാഹിദ്‌കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. സ്ത്രീപക്ഷ സംഘടനകളുടെ പിന്നാമ്പുറം അന്വേഷിക്കണം. എസ്.കെ.എസ്.എസ്.എഫ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം. ലിംഗസമത്വത്തിന്റെ പേരില്‍ ഫറേഖ് കോളേജില്‍ അനാവശ്യവിവാദമുണ്ടാക്കുന്നവര്‍ ധാര്‍മികതക്കും സദാചാരത്തിനും പ്രാധാന്യം നല്‍കുന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമാക്കുന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ സമൂഹം മുന്നോട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 17ന് നടക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍വിജയമാക്കാന്‍ യോഗം പദ്ധതികളാവി സികരിച്ചു. റശീദ് ഫൈസി വെള്ളായിക്കോട് ‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എസ്.കെ.എസ്.എസ്.എഫ് മീലാദ് കാമ്പയിന്‍ കോഴിക്കോട് പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമയി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി മീലാദ് കാമ്പയിന്‍ നടത്തും. ‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹദൂതര്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജില്ലാതലളില്‍ ചര്‍ച്ചാവേദികള്‍, ശാഖാതലകളില്‍ മൗലിദ് മജ്‌ലിസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡിസംബര്‍ 12ന് കോഴിക്കോട് വിപുലമായ പരിപാടികളോടെ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ മാസത്തില്‍ സംസ്ഥാനത്തെ 170 മേഖലകളില്‍ സെമിനാറുകള്‍ നടത്തും. ‘സമസ്ത: നബി ചര്യയുടെ സുവര്‍ണ വഴി’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറുകളില്‍ മത സാമൂഹിക മാധ്യമ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. അറബിക് സര്‍വ്വകാശാല SKSSF കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസം.17ന് കോഴിക്കോട് നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെ് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാനത്തെ എല്ലാ കലക്‌ട്രേറ്റകളിലേക്കും ഡിസം.17ന് രാവിലെ 11 മണിക്ക് ബഹുജനമാര്‍ച്ച് നടത്തും. നേരത്തെ മര്‍ച്ചിന്റെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളാണ് നിർവഹിച്ചത്. കോഴിക്കോട് എസ് കെ എസ് എസ് എഫ് സംഘടപ്പിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു പ്രഖ്യാപനം നിര്‍വ്വഹിക്കപ്പെട്ടത്. അറബി ഭാഷ ഒരു സമുദായത്തിന്റെ മാത്രം ഭാഷയായി പ്രചരിപ്പിച്ച് കേരളത്തിന്റെ വൈജ്ഞാനിക സാമ്പത്തിക മേഖലക്കു ഗുണകരമാവുന്ന സാധ്യതകളെ തുരങ്കം വെക്കുന്ന പ്രവണത ശരിയല്ലന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകാശാല വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അറബിക് സര്‍വകാശാലയുടെ കാര്യത്തില്‍ അധികൃതര്‍ ഒട്ടക പക്ഷിയുടെ നയമാണ് സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോകത്ത് വിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷിന്. തൊട്ടു പിറകില്‍ നില്‍ക്കു അറബിയുടെ പുതിയ സാധ്യതകളെ തള്ളിപ്പറയുന്നത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളി കരുതലോടെ കാണണം: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരിലുള്ള മുറവിളികളെ കരുതലോടെകാണണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെഉദ്ദേശ ശുദ്ധി സംശയാസ്പദവുംദുരൂഹവുമാണെന്നാണ് കഴിഞ്ഞ വര്‍ഷം നടന്ന ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍. ഇന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അഴിക്കുള്ളിലായ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റൊരു കലാലയത്തില്‍കോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെകോഴിക്കോട് ഫറോഖ്‌കോളേജില്‍ചേര്‍ന്ന കുട്ടിയുടെതായി ചാനലുകളിലും മറ്റു മാധ്യമങ്ങളിലും വന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാകുന്നത് പഠിക്കാനല്ല ആണിനെയും പെണ്ണിനെയും ഒരു ബെഞ്ചിലിരുത്തി വിപ്ലവം തീര്‍ക്കാനാണ്‌കോളേജിലെത്തിയതെന്നാണ് . ഇന്ത്യയിലെ ഒരു കലാലയത്തിലുമില്ലാത്ത ഈ രീതി ഫറോഖ്‌കോളേജില്‍ മാത്രംവേണമെന്ന് ശഠിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ പാര്‍ട്ടികളും രക്ഷിതാക്കളുംതിരിച്ചറിയണം. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തെ പുതിയ വിവാദങ്ങളുടെ നൂലാമാലകളില്‍കുരുക്കിടാനുള്ള നീക്കം സാംസ്‌കാരിക കേരളം ശക്തിമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. അറബിക് സര്‍വ്വകലാശാല രാഷ്ടിയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാകണം എസ്.കെ.എസ്.എസ്.എഫ് പൗരസത്യ ശാസ്ത്ര പഠനങ്ങള്‍ക്ക് ഗവേഷണ സംരംഭങ്ങള്‍ ഒരുക്കണം കാലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍ തേഞ്ഞിപ്പലം: പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്നു അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാന പ്രചരണത്തിലും ശാസ്ത്ര ഗവേഷണത്തിലും അനല്‍പമായ പങ്കാണ് അറബ് രാജ്യങ്ങളുള്‍പ്പെടെ പൗരസ്ത്യദേശങ്ങള്‍ വര്‍ഷങ്ങളിലൂടെ ലോകത്തിനു നല്‍കിയത്. ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടേയും നേര്‍രേഖ വരച്ച ജ്ഞാന പ്രതിഭകളും അവരുടെ ഗവേഷണ സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നു സെമിനാര്‍ അഭിപ്രായപ്പെട്ടു. അറബ് ശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍(ബുക്ക് ഓഫ് ഓപ്റ്റിക്‌സ്) രചനയുടെ ആയിരം വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് യുനസ്‌കോ ആവിഷ്‌കരിച്ച പ്രകാശ വര്‍ഷം 2015 നോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അറബിക് വിഭാഗവും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും ചേര്‍ന്നാണ് ദേശീയ സെമിനാര്‍ ഒരുക്കിയത്. ഊര്‍ജ്ജതന്ത്രത്തില്‍ അഗാധ ജ്ഞാനം പകരുന്ന ഇബ്‌നു ഹൈഥമിന്റെ പ്രകാശ സിദ്ധാന്തങ്ങളുടെ അമൂല്യരചനയാണ് കിതാബുല്‍ മനാളിര്‍. ആധുനിക ശാസ്ത്ര ഗവേഷണ രംഗത്ത് വെളിച്ചം വീശുന്ന ഗ്രന്ഥം സമകാലിക ശാസ്ത്ര പഠന രംഗത്ത് അമൂല്യ സംഭാവനയാണെന്നും പൗരസ്ത്യ ശാസ്ത്ര പണ്ഡിതരുടെ ഇത്തരം കൃതികള്‍ അക്കാദമിക് തലത്തില്‍ അന്താരാഷ്ട്ര പ്രകാശ വര്‍ഷം 2015, ദേശീയ സെമിനാറിന് യു.എന്‍ അംഗീകാരം കോഴിക്കോട് വിഖ്യാത ശാസ്ത്രഞ്യന്‍ ഇബ്‌നുല്‍ ഹൈഥമിന്റെ കിതാബുല്‍ മനാളിര്‍ പ്രമേയമാക്കി ഐക്യരാഷ്ടസഭ അന്താരാഷ്ട്ര പ്രകാശ വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാലികറ്റ് യൂണിവേ്‌സിറ്റിയും എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് യൂ.എന്‍ അംഗീകാരം. ഇന്ന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി സെമിനാര്‍ ഹാളില്‍ നടക്കുന്ന. പരിപാടികയാണ് ഐക്യരാഷ്ട സഭയുടെ വെബ്‌സൈറ്റില്‍ ഔദ്യോഗിക അറിയിപ്പായി പ്രസിദ്ധീകരിച്ചിരികന്നുത്. പ്രകാശ വര്‍ഷം ആഘോഷിക്ഷിക്കുന്നതിന്റെ ഭാഗമായി യൂണസ്‌കോയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സെമിനാകളും മറ്റുപരിപാടികളും നടന്നു വരികയാണ്. യുനെസ് കോയുടെ ഈ ചാര്‍ട്ടിലാണ് ടെന്റും കാലികറ്റ് യൂണിവേ്‌സിറ്റി അറബിക്ക് വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം ജിശാന്‍ മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD) സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന തത്സമയ സംപ്രേഷണത്തില്‍ നിന്ന്. പ്രോഗ്രാമിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അധികൃതര്‍ പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ചില തല്‍പര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അപലപനീയവുമാണെന്ന് ജാമിഅഃ നൂരിയ്യഃ സെക്രട്ടറി ഹാജി കെ.മമ്മദ് ഫൈസി അറിയിച്ചു. ഓണ്‍ലൈനിലെ ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന വരുന്ന പ്രതിദിന ന്യൂസ് ടൈമിലൂടെയാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്. ഇത്തരം വ്യാജ നിര്‍മ്മിതികളില്‍ ആരും വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിട്ട് നടത്തുന്ന ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് സമസ്തയുടെ നിലപാടുകള്‍ പൂര്‍ണ്ണമായും പിന്തുടരുന്ന മഹത്തായ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പോസ്റ്റിനുപിന്നിലുള്ളവര്‍ ആരെന്ന് പോസ്റ്റിലെ ചില വാചകങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും ഇത്തരം വ്യാജ പോസ്റ്റുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ സൈബര്‍ കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം വാരാന്ത്യ കൌമുദിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ സുജിത്തിന്റെ അനുവാദത്തോട് കൂടി പ്രസിദ്ധീകരിക്കുന്നു ബംഗാളില്‍ പക്ഷിപ്പനി പടരുന്നു, കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം ക്ലോക്കിലെ സൂചികളുടെ ചലനം എന്റെ ഹൃദയമിടിപ്പിനോട് ഏറ്റുമുട്ടുകയാണ്. ക്ലോക്കിന്റെ ശബ്ദമാണൊ അതൊ എന്റെ ഹൃദയമിടിപ്പാണൊ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്ന സംശയം മാത്രമെ എനിക്കുള്ളു. സമയം രാത്രി 11 കഴിഞ്ഞ ഈ നേരത്തും മാതാശ്രീ ടിവി കണ്ടുകൊണ്ട് എന്നോടൊപ്പമുണ്ട്. ജോലിയൊക്കെ തീര്‍ത്ത ശേഷം കുറച്ചു നേരം ടിവി കാണുക എന്നൊരു ദുശ്ശീലവും എന്റെ മാതാശ്രീ വച്ചുപുലര്‍ത്തിയിരുന്നു. പക്ഷെ ഇന്നു ഞയറാഴ്ചയാണ്. അതു കൊണ്ട് തന്നെയാണ് മാതാശ്രീയുടെ നീണ്ടുപോകുന്ന ഈ ടിവി കാണല്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടിയതും. ഹോസ്റ്റല്‍ ജീവിതമായിരുന്നുവെങ്കിലും വിട്ടുമാറാത്ത ഗൃഹാതുരത്വം എന്നെ എല്ലാ ആഴ്ചയും വീട്ടിലെത്തിച്ചിരുന്നു. വീട്ടിലെത്തിയാല്‍ പിന്നെ ആഹാരത്തോടങ്കം വെട്ടിയും ടിവിചാനല്‍ മാറ്റിമാറ്റിവച്ചും രണ്ട് ദിവസം. ചാനല്‍ മാറ്റിമാറ്റി വച്ചു എന്നു പ്രാസത്തില്‍ അങ്ങ് പറഞ്ഞു എന്നു മാത്രമെ ഉള്ളൂ. കേബിള്‍ ടിവി ശൃംഖല എന്റെ ഗ്രാമത്തില്‍ തല കാട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകള്‍ക്കും കൂടി ആകെ എട്ടു ചാനല്‍.(ദൂരദര്‍ശന്‍റെ മൂന്നു ചാനല്‍ ഉള്‍പ്പടെ ഉള്ളതുകൊണ്ട് ഓണം പോലെ. തിരിച്ചുള്ള യാത്ര തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കാണ്. ആ സമയത്തുള്ള ട്രെയിനു പോയാലെ കൃത്യസമയത്തിനു കോളേജില്‍ എത്താന്‍ പറ്റൂ. അതുകൊണ്ട് ഞയറാഴ്ച എന്റെ കിടപ്പ് ഹാളിലുള്ള സോഫയിലാണ്. കാര്യങ്ങള്‍ അങ്ങനെയൊക്കെ ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിന്റെ ഈ അതിക്രമം. എന്റെ ഹൃദയത്തില്‍ കുളിര്‍ കാറ്റ് വീശിക്കൊണ്ട് ഒടുവില്‍ എന്റെ മാതാശ്രീയുടെ പ്രഖ്യാപനമെത്തി. ടിവി ഓഫ് ചെയ്തു കൊണ്ട് “ഞാന്‍ കിടക്കാന്‍ പോകുന്നു” എന്നു പ്രസ്താവിച്ച മാതാശ്രീയോട് മറുപടിയൊന്നും പറയാതെ ടിവിയുടെ അടുത്തിട്ടിരിക്കുന്ന സോഫയിലേക്ക് ഞാന്‍ മറിഞ്ഞു. ഹാളിലെ ഇരുട്ടില്‍ ഞാന്‍ തനിച്ചായി. ഉറക്കമില്ലാത്ത ചീവീടന്‍മാരുടെ കോറസ്സും കാലം പഴകിയ ഗോദ്റേജ് ഫ്രിഡ്ജിന്റെ ഇരമ്പലും ബാക്ക് ഗ്രൌണ്ടില്‍ തകര്‍ക്കുന്നുണ്ട്. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ക്ലൊക്കിന്റെ ടിക് ടിക് ശബ്ദം മാത്രം. കാരണം ഇപ്പോള്‍ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്. ഇരുട്ട് കനക്കുകയാണ്. സമയം എത്രയായി കാണും എന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഇരുട്ടും കാറ്റും ഇടക്കെന്നില്‍ ഉറക്കത്തിന്റെ വിത്തുകളിട്ടെങ്കിലും അതു ഞാന്‍ മുളയിലേ നുള്ളി കാരണം ഈ ഒരു ‘ശുഭ’മുഹൂര്‍ത്തത്തിനു വേണ്ടി ഞാന്‍ അത്ര ആഗ്രഹിച്ചിരുന്നു. എല്ലാവരും ഉറങ്ങി എന്ന വിശ്വാസത്തില്‍ ഞാന്‍ എഴുനേറ്റു. ഒരു തികഞ്ഞ കള്ളന്റെ ഭാവ പ്രകടനങ്ങളോടെ ഇനിയാണ് പ്ലാനിങ്ങുകള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ചെയ്യേണ്ടതെല്ലാം ഞാന്‍ മനസ്സില്‍ ഒന്നു ക്രോഡീകരിച്ചു. ആദ്യം വേണ്ടത് ഇരുന്നു കാണാനുള്ള സ്ഥലം ശരിയാക്കുകയാണ്. ടിവി ഓണ്‍ ചെയ്താല്‍ ടിവിയുടെ പ്രകാശം ഇരുട്ടില്‍ തുളച്ചിറങ്ങും. ആ പ്രകാശം രണ്ട് ‘യമണ്ടന്‍‘ എയര്‍ ഹോളുകള്‍ വഴി ഹാളിനോട് ചേര്‍ന്നുള്ള രണ്ട് മുറികളിലേക്കെത്തും. ആ രണ്ട് മുറികള്‍ ആരുടെയൊക്കെ ആണെന്ന് ഞാന്‍ പറയേണ്ടല്ലോ. അങ്ങനെ സംഭവിച്ചാല്‍ അതോട് കൂടി എന്റെ രാപ്പടം കാണല്‍ ഒരു ‘തീരുമാനത്തില്‍‘എത്തും. ടിവിയില്‍ നിന്നു വരുന്ന പ്രകാശത്തെ തടഞ്ഞെ പറ്റു. പക്ഷെ എങ്ങനെ?എന്നിലെ ‘ബുദ്ധിമാന്‍‘ ഉണര്‍ന്നു ‘മന്ദബുദ്ധി‘യാണെന്നു ചില കുബുദ്ധികള്‍ പറയുന്നത് മൈന്റ് ചെയ്യേണ്ട എനിക്ക് സോഫയില്‍ വിരിക്കുവാനും പുതയ്ക്കുവാനുമായി രണ്ട് ബെഡ്ഷീറ്റ് ഞാന്‍ എടുത്തിരുന്നു. അത് ഞാന്‍ ടിവിയുടെ മുകളിലൂടെയിട്ടു. ഊര്‍ന്നു പോകാതിരിക്കാന്‍ മുകളില്‍ രണ്ട്മൂന്നു വലിയ ബുക്കുകളും പ്രതിഷ്ടിച്ചു. എന്റെ ‘ബുദ്ധിയില്‍‘ എനിക്കു തന്നെ മതിപ്പ് തോന്നിയ നിമിഷങ്ങള്‍ ഇനി വേണ്ടത് ടിവി ഓണ്‍ ചെയ്യുക എന്ന കര്‍ത്തവ്യമാണ്. റിമോട്ടില്ലാത്ത ടിവി ഓണ്‍ ചെയ്യണമെങ്കിലും വോളിയം കുറക്കണമെങ്കിലും എല്ലാം ടിവിയില്‍ തന്നെ ഞെക്കിയേ പറ്റു. ഞാന്‍ ടിവിക്ക് അഭിമുഖമായി മുന്‍പില്‍ നിലത്തിരുന്നു. തയാറാക്കി നിറുത്തിയിരുന്ന ബെഡ്ഷീറ്റ് തിരശീലയുടെ ഒരു വശം എന്റെ തല വഴി പുറകിലേക്കിട്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ എടുക്കാന്‍ ക്യാമറാമാന്‍ ക്യാമറയുടെ മുകളിലൂടെയിട്ട കറുത്ത തുണിയുടെ അടിയിലേക്കു കയറില്ലെ. അതാണ് എന്റെയും അവസ്ഥ ഇനി ആ നിശബ്ദതയില്‍ ടിവി ഓണ്‍ചെയ്യണം. അതിനോടൊപ്പം മാതാശ്രീ വച്ചിട്ടുപോയ വോളിയം കുറക്കുകയും വേണം. റിമോട്ടുണ്ടായിരുന്നേല്‍ അതില്‍ ‘മ്യൂട്ട്’ എന്ന ബട്ടണെങ്കിലും ഉണ്ട്. എന്താ റിമോട്ടില്ലാത്ത പാവങ്ങള്‍ക്ക് ‘മ്യൂട്ട്’ വേണ്ട എന്നാണൊ ഈ കണ്ടുപിടുത്തക്കാരുടെ വിചാരം എന്റെ മിടുക്ക് പ്രകടിപ്പിക്കേണ്ട സമയമാണ്. ഓണ്‍ ചെയ്യുമ്പോഴുള്ള ശബ്ദം വേര്‍തിരിച്ചറിയാതിരിക്കാന്‍ ഉച്ചത്തില്‍ ചുമച്ചു കൊണ്ട് ഞാന്‍ ടിവിയില്‍ വിരലമര്‍ത്തി. പക്ഷെ എന്റെ ആദ്യ ശ്രമം പാളി. ഓണായ ടിവി ഞാന്‍ വിരലെടുത്തപ്പോള്‍ ഓഫായി. വീണ്ടും ശ്വാസം ശേഖരിച്ച് ഞാന്‍ വീണ്ടും ചുമച്ചു. ഉച്ചത്തില്‍ തന്നെ. റോക്കറ്റ് ഭ്രമണപദത്തില്‍ എത്തിയപ്പോള്‍ നാസ ശാസ്ത്രജ്ഞനുണ്ടാകുന്നതുപോലുള്ള ഒരു സന്തോഷം. ടിവി ഓണ്‍ ആയി എന്നറിഞ്ഞപ്പോള്‍ അതായിരുന്നു എനിക്ക് തോന്നിയ വികാരം. രാപ്പടം തുടങ്ങിയിട്ടില്ല. വേറെ ഏതൊ പരിപാടി നടക്കുകയാണ്. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ നിലത്തു ബെഡ്ഷീറ്റ് മറക്കുള്ളില്‍ ടിവി സ്ക്രീനിലേക്കും നോക്കിയിരുന്നു. എന്റെ ക്ഷമ നശിച്ചു തുടങ്ങി. സമയ ക്ലിപ്തതയില്ലാത്ത ഏഷ്യാനെറ്റിന്റെ ഈ നടപടി എന്നെ ‘വേദനിപ്പിച്ചു’. കാരണം. ആരെങ്കിലും എഴുന്നേറ്റ് ഹാളിലേക്കു വന്നാല്‍ എല്ലാം തീര്‍ന്നു. കാരണം പെട്ടെന്ന് ടിവി ഓഫ് ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ മറയില്‍ നിന്നു പുറത്തു വരുക പ്രായോഗികമല്ല. ഇത്രയും റിസ്ക് എടുക്കുന്ന ഒരു പ്രേക്ഷകനോട് ഏഷ്യാനെറ്റന്നല്ല ഒരു ചാനലും ഇങ്ങനെ കാട്ടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം ദൂരെ നിന്നു പാഞ്ഞ് വരുന്ന കാറാണ് ആദ്യത്തെ സീന്‍. എന്നിലെ തിരക്കഥാകൃത്ത് കഥയെ പറ്റി ചില ഊഹങ്ങളും പ്രതീക്ഷകളും നടത്തുകയാണ്. പെട്ടെന്ന് എന്റെ മുന്നിലെ ദൃശ്യങ്ങള്‍ മറഞ്ഞു. അതെ കേബിള്‍ കട്ടായിരിക്കുന്നു. എന്റെ ദൈവമേ ഇത്രയും ഒരുക്കങ്ങള്‍ നടത്തിയ എന്റെ ശ്രമങ്ങള്‍ പാഴാകുകയോ? ദൈവം ഇത്ര ‘കരുണ‘യില്ലാത്തവനോ? വീട്ടില്‍ കേബിള്‍ തരുന്നവന്‍മാരെ ആ നിമിഷം ഒരൂ ഭ്രാന്തനെപ്പോലെ ഞാന്‍ ‘ക’യും ‘മ’ യും കൂട്ടി പ്രാകി. കൂട്ടിചേര്‍ക്കല്‍: സ്വന്തമായി മുറിയും അതില്‍ ടിവിയും കമ്പ്യൂട്ടരും, വിസിഡി പ്ലെയറും ഒക്കെ കണ്ടു വളരുന്ന ഇന്നത്തെ കൌമാരക്കാര്‍ക്ക് ഇതു കെട്ടു കഥയായൊ തമാശയായൊ ഒക്കെ തോന്നാം. അത് അവരുടെ കുറ്റമല്ല. ഹ ഹ ഹ. അന്നത്തെ ആ അവസ്ഥയും സാഹസവും ഒന്നു ഭാവനയില്‍ കണ്ടിട്ട് ചിരി സഹിയ്ക്കാന്‍ പറ്റുന്നില്ല മാഷേ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് ഗുണമുണ്ടായതുമില്ലല്ലോ. ഹഹഹ! അസ്സലായി വിവരണം. നന്നായിരികുന്നു ഉപമകളും വിവരണവും സത്യത്തില്‍ അതൊരു സാഹസം തന്നെയായിരുന്നു കേട്ടൊ ഈ ചിരിക്കു മനസ്സു നിറഞ്ഞ നന്ദി ഹഹഹ! അസ്സലായി വിവരണം. നന്നായിരികുന്നു ഉപമകളും വിവരണവും ഛേ അന്നു ഞാന്‍ പത്തു മണി വരെ കാലും വെള്ളാത്തിലിട്ടിരുന്നിട്ടും ഉറങ്ങിപ്പോയി കേട്ടോ പിന്നെ ഒരിക്കെപ്പോലും ഇതെന്നോടു പറഞ്ഞ്jഇല്ലല്ലോ വേണ്ടേടോ‍ാ ഇയാളാറീന്നതിനു ന്മുന്നേ ഞാന്‍ അറിഞ്ഞു എന്നിട്ടും ഞാന്‍ പറ്റിച്ചേ റിമോട്ടില്ലാതെ ഇത്തരം കാഴ്ചകള്‍ കാണാനേ പറ്റില്ല. ഒരിക്കല്‍ ബ്ലൂ ഫിലിം സാഹസികമായി കണ്ടുകൊണ്ടിരിക്കെ അടുത്ത റൂമില്‍ നിന്ന് കൂട്ടുകാരന്റെ അമ്മ പുറത്തേയ്ക്കു വന്നു. അന്ന് ആ സമയത്തനുഭവിച്ച മാനസീക സംഘര്‍ഷം അപ്പോള്‍ ഭൂമി പിളര്‍ന്ന് ആ ടിവിയും വിസിപി അപ്രത്യക്ഷമാകണേന്ന പ്രാര്‍ത്ഥന പക്ഷെ അതി സാഹസികമായി വി സി പി ഓഫാക്കാന്‍ പറ്റി ഇതു വായിച്ചപ്പോള്‍ ആ രംഗങ്ങള്‍ ഓര്‍മ്മവന്നു. സ്വന്തമായി മുറിയും അതില്‍ ടിവിയും കമ്പ്യൂട്ടരും, വിസിഡി പ്ലെയറും ഒക്കെ കണ്ടു വളരുന്ന ഇന്നത്തെ കൌമാരക്കാര്‍ക്ക് ഇതു കെട്ടു കഥയായൊ തമാശയായൊ ഒക്കെ തോന്നാം. അത് അവരുടെ കുറ്റമല്ല അന്നൊക്കെ ഒരു പടം കാണാന്‍ എത്ര ബുദ്ധി മുട്ടിട്ടുണ്ട് ഇന്നത്തെ കുട്ടികള്‍ ആ കാര്യത്തില്‍ വളരെ ഭാഗ്യം ചെയ്തവരാണ് എസ് എസ് എല്‍ സി മാറ്ക്ക് ലിസ്റ്റ് കണ്ടപ്പോള്‍ പോലുമില്ലാത്ത നിരാശ ഇതൊക്കെ ആത്മാര്‍ഥമായിട്ടു ചെയ്യേണ്ട് കാര്യമല്ലേ അഹങ്കാരി ഉറങ്ങിപോയതില്‍ തന്നെ ആത്മാര്‍ഥത കുറവ് വ്യക്തമല്ലേ പിന്നെ ഇതൂ വരെ ഈ കാര്യം പറയാഞ്ഞത് അഹങ്കാരിക്കു പ്രായപൂര്‍ത്തിയാകട്ടെ എന്നു കരുതി മാത്രം നന്ദി ആ പ്രാസം എനിക്കും ഇഷ്ടായി എനിക്കു സന്തോഷമായി ഒരു കൂട്ടു കിട്ടിയല്ലോ പക്ഷെ ഇത്തരം ഓര്‍മകള്‍ ഇന്നത്തെ തലമുറക്ക് വിരളമല്ലേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊന്നും ഒരു പുത്തരിയല്ല എല്ലാം അവരുടെ കണ്മുന്നില്‍ തന്നെ ഉണ്ട്. സുഹൃത്തേ സേം പിച്ച്‌ പക്ഷേ, പുതപ്പ്‌ തലയിലിടേണ്ട അത്രയും വേണ്ടിവന്നിട്ടില്ല ബ്ലോഗ് വായിച്ചു വളരെ ലാഘവത്തോടെ ഒരു പോതുധുകം പറഞ്ഞതിനു നന്നി ഇതുപോലെയുള്ള തന്റെ ബാല്യകലകുസൃതികള്‍ ഇനിയും പ്രതീക്ഷിക്കുന്നു സത്യത്തില്‍ റിമോട്ട് കണ്ടുപിടിച്ചവരോട് ഒരു ബഹുമാനം തോനിയത് പ്രിയപ്പെട്ട കൂടുകാരന്റെ ദുരവസ്ഥ അറിഞ്ഞപോഴാണ്. പിന്നെ ഇപ്പോളും റിമോട്ട് ഇല്ലാതെ ടിവി കാണുന്ന കുടുകാര്‍കു‌ ടിവി ഓണ്‍ അയീരികുമ്പൊഴ് വോള്യം ഓഫ് ചെയുക, എന്നിട് ടിവി ഓഫ് ചെയുക. പിന്നെ ടിവി ഓണ്‍ ചെയിതാല്‍ വോള്യം കാണില. പ്രൊഫൈല്‍ ചിത്രം പെട്ടെന്നു മാറിയല്ലോ?മലയാളി ഇങ്ങനെ പെട്ടെന്നു മാറുമോ?.ഏതായാലും രാപ്പടം കലക്കി.ഇങ്ങനെ ഒരു സംഭവം ഏഷ്യാനെറ്റിലുണ്ടായിരുന്നത് ഇപ്പോഴാണറിയുന്നത്!കഷ്ട[നഷ്ട]മായിപ്പോയി!.ഒരു സിനിമയില്‍ ഓഫു ചെയ്യന്‍ പറ്റാതെ ജഗതിയും മറ്റും പുതപ്പു കൊണ്ടു ടീവി മറച്ചു വെച്ച രംഗം ഓര്‍മ്മ വന്നു. തിരുവനന്തപുരം: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധനസഹായം വേഗത്തിലാക്കന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ടതിന് സഹായമൊന്നുമില്ല. കേരളം ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓഗസ്റ്റ് ആറ്. താഴ്വരയിലെ ലയങ്ങളില്‍ കിടന്നുറങ്ങിയിരുന്ന 70 പേരാണ് ഓര്‍മയായത്. പെരുമഴയിലും തണുപ്പിലും പതിനാറ് ദിവസം തിരഞ്ഞിട്ടും നാല് പേരിന്നും കാണാമറയത്താണ്. പതിമൂന്ന് ഉറ്റവരെയാണ് കറുപ്പായിക്ക് നഷ്ടമായത്. മകള്‍ കസ്തൂരിയെയും കൊച്ചുമകള്‍ പ്രിയദര്‍ശിനിയെയും കണ്ടെത്താനായില്ല. കാന്തിരാജിന്‍റെ മകള്‍ കാര്‍ത്തിക, ഷണ്‍മുഖനാഥന്‍റെ മകന്‍ ദിനേശ് കുമാര്‍ എന്നിവരെയുമതെ. ഇവര്‍ മരിച്ചതായി ഉത്തരവിറക്കിയെങ്കിലും സിവില്‍ ഡെത്ത് ഡിക്ലറേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ധനസഹായം കിട്ടിയിട്ടില്ല. മരിച്ച 47 പേരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കി. കണ്ടുകിട്ടാനുള്ളവരുള്‍പ്പെടെ 24 പേര്‍ക്ക് ധനസഹായം കിട്ടാനുണ്ട്. സര്‍ക്കാര്‍ നൂലാമാലകളില്‍ പെട്ട് ഇത് നീണ്ടു പോകുകയാണ്. തേയില നുളളിയെടുത്തുണ്ടാക്കിയ സമ്ബാദ്യമാണ് തൊഴിലാളികള്‍ക്ക് നഷ്ടമായത്. ആകെ 78 ലക്ഷം രൂപയുടെ നഷ്ടം ദുരന്തത്തിലുണ്ടായി എന്ന് സര്‍ക്കാര്‍ കണക്ക്. ആര്‍ക്കും പക്ഷേ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവരെ മറ്റ് എസ്റ്റേറ്റുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. എട്ട് പേര്‍ക്ക് പുതിയ വീടും നിര്‍മ്മിച്ച്‌ നല്‍കി. മരിച്ചവരുടെ ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാമജമലയിലെത്തും. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. കണ്ണന്‍ ദേവന്‍ കമ്ബനി തയ്യാറാക്കിയ ശവകുടീരങ്ങള്‍ ബന്ധുക്കള്‍ക്കായി സമര്‍പ്പിക്കും. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleലൈഫില്‍ നീതി നിഷേധിച്ച്‌ ആദിവാസി കുടുംബം Next articleഅണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ ആശയക്കുഴപ്പം വീണ്ടും സഭയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം. ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല! കുതിച്ചുവരുന്ന വമ്പന്‍പടയെ പെട്ടെന്നൊരുമ്പെട്ട് അടക്കാന്‍ ആവതുള്ള മഹാപൗരുഷ്യമാണയാള്‍ക്ക്… Return to "ശത്രുക്കളെ നേരിടാനുള്ള ഊഴം കാത്തിരിക്കുന്നവനല്ല! കുതിച്ചുവരുന്ന വമ്പന്‍പടയെ പെട്ടെന്നൊരുമ്പെട്ട്…" Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് ഏനിക്ക് ഇവിടുമാണോ അതോ നാടാണോ ഇഷ്ടം എന്നു ഇക്കാക്കാ ചോദിച്ചില്ലേ? തീര്‍ച്ചയായും ഇപ്പോള്‍ ഇവിടം തന്നെ!) റസിയ തന്റെ ബന്ധുക്കളെ രണ്ട് വിഭാഗത്തിലാണു ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു കൂട്ടര്‍ ഒരു വിധത്തിലുള്ള അടുപ്പത്തിനും വരാതെ ദൂരേക്കു തെറിച്ച് പോവുന്നു. വാപ്പായുടെയും ഉമ്മായുടെയും കൂടപ്പിറപ്പുകളെയും മക്കളെയും മാത്രം എണ്ണിയാലും അവള്‍ ഉള്‍പ്പെട്ടിരുന്നത് വളരെ വലിയ ഒരു കുടുംബത്തിലാണു. എന്നാല്‍ അവരില്‍ ഏറിയ പങ്കും ഈ പറഞ്ഞ ഗണത്തില്‍ പെടുന്നവരായിരുന്നു. ശേഷിച്ചവര്‍ തന്നെ അവള്‍ ആഗ്രഹിച്ച വിധത്തില്‍ ബന്ധുത്വം കാത്ത് സൂക്ഷിച്ചവര്‍ ആയിരുന്നില്ല. അവര്ക്കു പഥ്യം പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഒക്കെയായിരുന്നു. അവരുടെ വീട്ടില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഉമ്മായുടെ കഷ്ടപ്പാടിനും മീതെ ആ പരിഹാസച്ചിരി മുഴങ്ങുന്നത് അവള്‍ കേട്ടിരുന്നു. കഷ്ടപ്പാടിന്റെ കാലത്ത് വാപ്പയെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത് ഉമ്മ പറഞ്ഞ് അവള്‍ക്കറിയാം. വാപ്പക്ക് അടുപ്പമുണ്ടായിരുന്നത് മൂത്ത ഇത്തത്തായോട് മാത്രമാണ്. ആ മൂത്തുമ്മായുടെ വീട്ടില്‍ തന്നെ ഒരിക്കലെ അവള്‍ പോയിട്ടുള്ളൂ. ചെറുപ്പത്തില്‍ ഇക്കാക്കാ ഇടയ്‌ക്കൊക്കെ അവിടെ പോവുമായിരുന്നു. തിരികെ വരുമ്പോള്‍ മൂത്തുമ്മാ എടുത്തു കൊടുത്ത പുതിയ വസ്ത്രങ്ങളും കൊണ്ട് വരും അങ്ങനെ അവളൊരിക്കല്‍ വഴക്കുണ്ടാക്കി പോയതാണ്. അവിടെ വലിയ വീടിനുള്ളില്‍ ചെന്നപ്പോള്‍ പരിഭ്രാന്തയായി, നാണത്തോടെ വാപ്പായുടെ പാന്റില്‍ പിടിച്ച് കാലിന്റെ മറവില്‍ ഒളിച്ചു. അത് മാത്രമാണ് ഓര്‍മ്മ. മൂത്തുമ്മ പണ്ട് ഒരു പാട് സഹായിച്ചിട്ടുണ്ടെന്നു ഉമ്മാ പറയാറുണ്ട്. വാപ്പാക്ക് വിസ എടുത്ത് പോവാന്‍ പണം കൊടുത്തത് മൂത്തുമ്മയാണ്. മറ്റുളള ബന്ധുക്കളില്‍ നിന്നൊക്കെയും കളിയാക്കലുകളാണ് അവള്‍ക്കു നേരിടേണ്ടി വന്നിട്ടുളളത്. നേരെ ചിരിച്ച് കാണിക്കുന്നവരില്‍ നിന്നു തന്നെ വളഞ്ഞ വഴിയില്‍ അവളത് അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മെ ഇച്ഛാഭംഗത്തിലേക്ക് താഴ്ത്തി വിടുന്ന രീതിയിലുളള പരിഹാസം.അതില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു. ഇവിടെ ഇത്തിരി പോന്ന സ്വന്തം സാമ്രാജ്യത്തില്‍ അവള്‍ക്കു സ്വച്ഛന്ദമായി രാജകുമാരിയെ പോലെ നടക്കാം. സ്‌കൂളില്‍ നിന്നും കോര്ണിജഷിന്റെ കരയിലൂടെ ഇളം നീല നിറത്തിലുളള ഓളങ്ങള്‍ കൂര്‍ത്ത അഗ്രങ്ങളുണ്ടാക്കി ചാഞ്ചാടുന്നത് നോക്കി കൊണ്ട് മടങ്ങവേ, അവളുടെ ഓര്‍മ്മകള്‍ ഉണര്‍ന്നു .അസ്ഥിയിലൂടെ പിടിച്ച് കയറുന്ന സങ്കോചങ്ങളുടെ എത്രയധികം വലകള്‍ മുറിച്ച് കടന്നായിരുന്നു മുമ്പ് തന്റെ മടക്കയാത്ര. സ്‌കൂള്‍ വിട്ട് കഴിഞ്ഞാല്‍ പിന്നെ ബസ്സിനു വേണ്ടിയുളള കാത്തുനില്പ്പാണ്. ചെറുപ്പത്തില്‍ ഇക്കയും അവളും സ്‌കൂള്‍ വണ്ടിയിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. കുറച്ച് മുതിര്‍ന്ന ഇക്കാക്ക ബസ്സില്‍ പോയി തുടങ്ങിയതോടെ അവള്‍ക്കും അതിനായി താത്പര്യം. ഇക്കാക്കയുടെ പ്രവര്‍ത്തികളും അനുഭവങ്ങളും ആയിരുന്നല്ലോ അവള്‍ മാതൃക ആക്കിയിരുന്നത്! എന്നാല്‍ അന്നതിനു ഉമ്മാ സമ്മതിച്ചില്ല. ‘നീ പെണ്ണല്ലേ?ബസ്സിലൊന്നും വലിഞ്ഞു കയറി വരേണ്ട’ എന്നതായിരുന്നു ന്യായം. ഇക്കാക്ക താന്‍ വലിയ ആളായി എന്നതിന്റെ ബഹുമതിയായി അത് കൊണ്ട് നടക്കുകയും ചെയ്തു. പിന്നെയും വര്‍ഷ ങ്ങള്‍ കഴിഞ്ഞ് ഇക്കാക്ക ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയതിനും ശേഷമാണ് അവള്‍ ബസ്സില്‍ പോയി തുടങ്ങിയത്. പത്താം ക്ലാസിലായതോടെ സ്‌പെഷ്യല്‍ ക്ലാസ് മൂലം സ്‌കൂള്‍ വണ്ടിയില്‍ പോവാന്‍ സാധ്യമല്ലാതാവുകയായിരുന്നു. ഒരു മാസം കൊണ്ട് അവള്‍ ബസ്സ് യാത്ര പാടെ മടുത്തു. സ്‌കൂള്‍ വിട്ട് നാലര തൊട്ട് തുടങ്ങുന്ന കാത്ത് നില്പ്പാണ്.’എസ് റ്റി’ പിള്ളേരെ കണ്ട് ഒരൊറ്റ ബസ്സ് പോലും നിര്ത്തില്ല. ചില ബസ്സുകള്‍ നിര്‍ത്താനെന്ന ഭാവേന മെല്ലെ വന്നെത്തുന്നു. കുട്ടികള്‍ കയറുവാന്‍ ഓടി ചെല്ലുമ്പോള്‍ സ്പീഡ് കൂട്ടി പാഞ്ഞ് കളയുന്നു. ഈ ക്രൂര വിനോദം തുടര്‍ന്നു കൊണ്ടിരിക്കും അവരെ സംബന്ധിച്ചിടത്തോളം ഈ പിള്ളേര്‍ വലിയ ബാഗുകളുമായി കയറി രണ്ട് പേര്‍ക്കു ളള സ്ഥലം അപഹരിക്കുന്നു. ഒരു ഒറ്റ തുട്ടോ മറ്റോ മാത്രമാണ് കിട്ടുക. എന്തിനാണീ വയ്യാവേലി? ബസ്സിനുള്ളില്‍ മുഷിഞ്ഞ ഒരു ചൂട് വായു നിറഞ്ഞിട്ടുണ്ടാവും ഏതെങ്കിലും കമ്പിയില്‍ മുറുകെ പിടിച്ച് കൊണ്ട് അവള്‍ നില്ക്കും. ബസ്സില്‍ നിന്നും ഇറങ്ങി കഴിഞ്ഞാലും ആ ഇരുമ്പിന്റെ ഗന്ധം കയ്യില്‍ ബാക്കി കിടക്കുന്നു. തുടക്കത്തില്‍ അവള്‍ക്കത് തലകറക്കം നല്കുന്ന മണമായിരുന്നു. പിന്നെ ശീലമായി. മുറുകെ പിടിച്ച് നിന്നാലും ഓരോ ബ്രേക്കിങ്ങിനും ചരിഞ്ഞ് വീഴാതെ നില്ക്കുക ശ്രമകരമാണ്. അതു പോലെയുളള പോക്കാണ്!ഓരോരുത്തരേയും അസഹ്യതയോടെ തള്ളീ മാറ്റി കൊണ്ടും ശകാരിച്ച് കൊണ്ടും കണ്ടക്ടര്‍ ഇടയിലൂടെ വിരകി നടക്കുന്നുണ്ടാവും. അയാളുടെ കണ്ണുകളിലെ അമര്‍ഷതവും വെറുപ്പും കാണുമ്പോള്‍ ബസ്സില്‍ കയറിയത് വലിയൊരു കുറ്റമായെന്ന് തോന്നി പോവും. ഇറങ്ങാനുളള സ്ഥലം അടുക്കാറാവുന്നതോടെ റസിയയുടെ നെഞ്ചിടിപ്പ് കൂടുന്നു. തന്റെ സ്‌റ്റോപ്പില്‍ മറ്റാരെങ്കിലും കൂടി ഇറങ്ങാനുണ്ടാവണേ എന്നവള്‍ പ്രാര്ത്ഥിക്കുന്നു. തിരക്കിനിടയിലൂടെ സാഹസപ്പെട്ട വാതിലിനടുത്തേക്ക് നീങ്ങുന്നു. മിക്കവാറും ആ സ്‌റ്റോപ്പില്‍ അവള്‍ മാത്രമേ ഇറങ്ങാന്‍ ഉണ്ടാവാറുള്ളൂ. വാതിലിനടുത്ത് അവള്‍ ആശയറ്റ് നില്ക്കുന്നു.’ഇവിടെ ആളിറങ്ങാനുണ്ട്’. ഇത്തരത്തിലുളള ഓരോ കാര്യങ്ങള്‍ ചിന്തിച്ച് കൊണ്ട് അവള്‍ വീടിന്റെ നേരെ നടക്കും പട്ടി തോമന്റെ വീടിനു മുന്നിലൂടെ കടന്ന് പോവുമ്പോള്‍ പരിഭ്രമത്തോടെ ഒളികണ്ണിട്ട് ഗെയ്റ്റിനകത്തേക്ക് നോക്കും. അയാളുടെ കറുത്ത ഭീമാകാരനായ നായ നെഞ്ചിനുള്ളില്‍ ആഴത്തില്‍ പുളിപ്പ് അനുഭവപ്പെടുത്തുന്ന പല്ലും ഇളിച്ച് കാട്ടി മുറ്റത്ത് നില്പ്പുണ്ടോ?അവളുടെ പരിഭ്രമത്തിനൊരു കാരണമുണ്ട്. കുറച്ച് നാള്‍ മുന്‍പ് വാപ്പ ലീവില്‍ വന്നിട്ട് പോയ സമയം .അങ്ങനെ വാപ്പ പോയി കഴിഞ്ഞ് ഉടനെയുള്ള കുറച്ച് നാളുകളില്‍ അവളും ഉമ്മായും അനുഭവിക്കുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്. ഉമ്മായുടെ ഭീതിയും ആഴത്തില്‍ വേദനിക്കുന്ന വിരഹാര്‍ത്ത മുഖവുമാണ് അവള്‍ക്ക വികാരം സമ്മാനിക്കുന്നത്. അന്നും അതേ പോലെ വീട്ടിലെ നിശബ്ദതയില്‍ നിന്നും ഒന്നിനും ഉത്സാഹമില്ലാതെ അവള്‍ സ്‌കൂളിലേക്ക് ഇറങ്ങി തിരിച്ചു.മതിലുകളിലൊക്കെ ഒരു ചുവരെഴുത്ത് കണ്ടു.’ദളിത് യുവതിയെ ബലാത്സംഗം ചെയ്ത പട്ടി തൊമ്മനെ അറസ്റ്റ് ചെയ്യുക.’അത് വായിക്കുമ്പൊള്‍ അവള്‍ക്കുണ്ടായ ഞെട്ടല്‍ എത്രത്തോളമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെയും ബലാത്സംഗം ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ അവള്‍ ദിവസവും പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരമൊരു സംഭവം ഞങ്ങളുടെ ഇത്രയും തൊട്ടടുത്ത്!അവള്‍ക്കു വിശ്വസിക്കാനായില്ല. സാധാരണ അവള്‍ രാവിലെ സ്‌കൂളിലേക്ക് പോവുമ്പോള്‍ തോമ്മാ വീടിന്റെ മുറ്റത്ത് പല്ലു തേച്ച് കൊണ്ട് നില്ക്കുന്നത് കാണാറുണ്ട് കൈലിയും കൈയില്ലാത്ത ഒരു വെളള ബനിയനും ആയിരിക്കും വേഷം. അയാളുടെ ഭാര്യ ജര്‍മ്മനിയില്‍ നഴ്‌സാണ്. അങ്ങേര്ക്കും കൂട്ടായി വീട്ടില്‍ ആ പട്ടി മാത്രമേയുള്ളൂ. അതൊരു ഒന്നാന്തരം പട്ടിയാണ്. ആരും കണ്ടാല്‍ ഭയന്ന് പോവുന്ന ഇനം. എന്ത് വലുപ്പം!റസിയക്ക് അതിനെ കാണുന്നതേ ഭയങ്കര പേടിയായിരുന്നു. അതിന്റെ കുര ഉയര്ന്നു കേട്ട വേളയിലൊക്കെ വിറച്ച് കൊണ്ട് അവള്‍ ഓടിയിട്ടുണ്ട്. ചുവരെഴുത്ത് വായിച്ച് കഴിഞ്ഞപ്പോഴും അതേ വിറയല്‍!ആ നായയുടെ കൂര്‍ത്ത പല്ലും തൂങ്ങിയാടുന്ന നാവും തന്റെ നഗ്‌നശരീരത്തിനു നേരെ പാഞ്ഞു വരുന്നത് പോലെ അവള്‍ക്കു തോന്നി .ആ പല്ലു ഒരു പുളിപ്പ് ഉണ്ടാക്കി നെഞ്ചിലേക്ക് ആഞ്ഞ് കയറുന്നു. ഉള്ളില്‍ ഭീതിയുടെ കാറ്റഴിച്ച് വിട്ട അവസ്ഥ .ഉമ്മായും ഞാനും ഇവിടെ ഒറ്റക്കാണല്ലോ എന്ന ചിന്ത ഒരു പുതിയ അറിവ് പോലെ ഗ്രസിച്ചു. തന്റെ സ്ത്രീ ശരീരത്തിനു നേരെ എവിടെ നിന്നൊക്കെയോ തുറിച്ച് നോക്കുന്ന ചെന്നായ കണ്ണുകളെ അവള്‍ ഭയന്നു. ആ സമയത്ത് തോന്നിയ ഭയപ്പാടുകള്‍ ക്രമേണ മാഞ്ഞ് പോയെങ്കിലും ഇന്നും തിരിച്ചറിയാനാവാത്ത ഒരു പരിഭ്രമം ബാക്കിയുണ്ട്. ജാമ്യത്തിലിറങ്ങിയ ‘പട്ടി തൊമ്മന്’ ആ വീട്ടിനുള്ളില്‍ തന്നെ അടച്ചിരിപ്പുണ്ടല്ലോ. റസിയ അയാളെ പിന്നീട് പുറത്ത് കണ്ടിട്ടില്ല. എന്നാല്‍ എല്ലവരേയും പേടിപ്പെടുത്തി കൊണ്ട് ആ നായ ഇപ്പോഴുമുണ്ട് .അതിന്റെ കൂര്‍ത്ത പല്ലുകളും. വീട്ടിലേക്ക് തിരിയുന്ന കലുങ്കിന്റെ വക്കില്‍ ,കൈലി മടക്കി കുത്തി തുട വികൃതമായി പുറത്ത് കാട്ടി കൊണ്ട് നാലഞ്ച് പൂവാലന്മാര്‍ ഇരിപ്പുണ്ട്. നായയുടെ കൂര്‍ത്ത പല്ലുകള്‍ ആഴ്ന്നിറങ്ങുന്നതിന്റെ പുളിപ്പ് വീണ്ടും തികട്ടി വരും. അവള്‍ തല കുനിച്ച് അവര്‍ ഇരിക്കുന്നതിന്റെ മറുകര പറ്റി ഒതുങ്ങി നടക്കും. അവരുടെ നോട്ടവും കോപ്രായങ്ങളും ചിലപ്പോള്‍ വന്നു വീഴാവുന്ന ഒറ്റപ്പെട്ട കമന്റുകളും!കണ്ണും കാതും അടച്ച് പിടിച്ച് എത്രയും വേഗം ആ ചുറ്റുപാടില്‍ നിന്നും ഓടിയകലാനുളള വ്യഗ്രതയോടെ വേഗം കൂട്ടും. വെപ്രാളത്തില്‍ ചിലപ്പോള്‍ ഏതെങ്കിലും കല്ലില്‍ കാലു തട്ടി വീഴാന്‍ പോവും .അപ്പോള്‍ നട്ടെല്ലിനു പുറത്ത് കൂടി പരിഭ്രമത്തിന്റെ ചാലുകള്‍ കീറി വിയര്‍പ്പു തുള്ളികള്‍ ഉരുണ്ടിറങ്ങും. അവരുടെ കാഴ്ചപ്പുറത്ത് നിന്നും മറയുന്നതോടെ അവള്‍ക്കു ആശ്വാസമാവുന്നു.പിന്നെ മനസിനൊരു കുളിര്‍മ്മയാണ്. ഞാനിതാ വീട്ടിലേക്ക് എത്തുന്നു. ഗയ്റ്റ് തുറക്കുമ്പോള്‍ വാതില്ക്കല്‍ കാത്ത് നില്ക്കുന്ന ഉമ്മായെ കാണാം അകത്ത് മേശപ്പുറത്ത് നാഡികളുടെ പിരിമുറുക്കം കുറക്കുന്ന ഒരു ഗ്ലാസ് ചായ ആവി പറത്തി ഇരിപ്പുണ്ട്. അതും മോന്തി അവള്‍ കസാരയില്‍ സ്വസ്ഥത തേടുന്നു. പുറന്തോടിനുളളിലേക്ക് തല വലിച്ച് പതുങ്ങിയിരിക്കുന്ന ഒരു ആമയുടെ വേഷമായിരുന്നു അവളന്ന് അണിഞ്ഞിരുന്നത്. അവളുടെ സങ്കീര്ണ്ണുമായ മാനസിക ലോകം വീടിനു പുറത്തെ വന്യതയില്‍ ഹിംസൃജന്തുക്കളുടെ കാല്പ്പാടുകളെ തിരഞ്ഞ് ഭയന്ന് നടന്നു. വീടിനകവും സുരക്ഷിതമായിരുന്നില്ല!സന്ധ്യ കഴിയുമ്പോഴേ ഉമ്മാ ഭയപ്പാടുകളോടെ വാതിലുകള്‍ അടച്ച് പൂട്ടി ഓതി ഊതുന്നു. അപ്പോള്‍ അല്ലാഹു മലക്കുകളെ കാവലിനയക്കും എന്ന് പറയും. ആണുങ്ങളില്ലാത്ത വീട്ടില്‍ കടന്ന് കവര്‍ച്ചയും കൊലയും നടത്തി പോവുന്ന കള്ളന്മാരുടെ കഥയും വാര്‍ത്തകളും ഉമ്മയുടെ ബോധമണ്ഡലത്തില്‍ ഭീതി സ്പര്‍ശമായി വീശിയടിച്ചിരുന്നു. അര്‍ത്ഥശൂന്യമായ ഭയപ്പാടുകളായിരുന്നു അവരുടേത്. റസിയ രാത്രി പുറത്തേക്ക് തുറന്ന് കിടക്കുന്ന ജനല്‍ പാളികള്‍ അടക്കാനായി ഇരുളിലേക്ക് കൈ നീട്ടുന്നത് കൂടി പേടിയോടെയായിരുന്നു. ഈയൊരു നിസാര കാര്യത്തിനു ഞാനെന്തിന് ഭയപ്പെടുന്നു എന്നവള്‍ എപ്പോഴും സ്വയം ചോദിക്കും പുറത്തെ ഇരുള്‍ ശൂന്യമാണ്. എന്റെ കരങ്ങള്‍ കവര്‍ന്നെടുക്കുന്ന യാതൊന്നും അവിടെയില്ല. ഇങ്ങനെയൊക്കെ സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തും. എന്നാലും വീണ്ടും ജനലടക്കാന്‍ ചെല്ലുമ്പോള്‍ അപരിചിതമായ ആ ഭീതിയില്‍ മനസ് പുതഞ്ഞ് പോവുന്നു. ഇന്നീ കോര്ണി്ഷിന്റെ കരയിലൂടെ സ്‌കൂളില്‍ നിന്നു മടങ്ങുമ്പോള്‍ മനസ് എത്ര മാത്രം തെളിഞ്ഞിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. തന്റെ ആന്തരിക ലോകം പഴയ മിഥ്യാ കല്പനകളുടെയെല്ലാം ബന്ധനത്തില്‍ നിന്നും രക്ഷ നേടിയിരിക്കുന്നു. വിഹ്വലതകളുടെ മാറാലകള്‍ ഒഴിഞ്ഞ് വെടിപ്പായി അത് ആത്മവിശ്വാസത്തോടെ ജ്വലിച്ച് നില്ക്കുന്നു. കൂസലൊന്നും കൂടാതെ ചുറ്റുമുള്ളതെല്ലാം കണ്ട് രസിക്കാനും ,മറ്റാരെയും അളന്ന് മനസിലാക്കാനും പ്രാപ്തി നേടിയ ആത്മവിശ്വാസം. തീര്ച്ചുയായും എനിക്ക് ഇവിടം തന്നെയാണ് ഇഷ്ടം ഇവിടെ ആരും ആരെയും ശ്രദ്ധിക്കാനും അപമതിക്കാനും പോവുന്നില്ലല്ലോ? ആശങ്കകളുടെ ചീളുകള്‍ വാരിയെറിയുന്ന ആ പഴയ കാലം വീണ്ടും എന്റെ നേര്ക്ക് നീണ്ട് വരാതിരിക്കട്ടെ! മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം ഇന്ധനവില വർധന, വിലക്കയറ്റം എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കാൻ മെഗാ റാലി നടത്താനൊരുങ്ങി പ്രിയങ്ക ഗാന്ധി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തോടനുബന്ധിച്ച് ഡിസംബർ ആദ്യവാരം ഡൽഹിയിലായിരിക്കും റാലി നടത്തുക. 2019 ന് ശേഷമുള്ള ഏറ്റവും വലിയ റാലിയായിരിക്കും ഇത്. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ജന ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ രണ്ടാഴ്ച്ച നീളുന്ന പ്രധിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ സമാപനമായിട്ടായിരിക്കും റാലി നടത്തുക. റാലി ആസൂത്രണം ചെയ്യാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പാർട്ടിയുടെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിദ്ദു, ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ ഹൂഡ പാർട്ടി ജനറൽ സെക്രട്ടറി കെ.സി.‌വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. റാലിക്ക് രാംലീല മൈതാനം വേണമെന്ന കോൺഗ്രസിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അനുമതി ലഭിച്ചില്ലെങ്കിൽ ദ്വാരക ഗ്രൗണ്ടിലേക്ക് റാലി നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കാസറഗോഡ് ഇസ്ലാമിക്‌ സെന്ററിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ നടത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. കുട്ടികളുടെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നാല്‌ കാറ്റഗറിയിലായി നടത്തിയ മത്സരത്തിൽ കാസറഗോഡ് ടൗണിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി 200 ൽ പരം കുട്ടികൾ പങ്കെടുത്തു. കാസറഗോഡ് മൗലവി ബുക്ക് ഡിപ്പോയും ജെ എച്ച് എൽ ബിൽഡേഴ്സും കുട്ടികൾക്ക് മധുരപലഹാരങ്ങളും പാരിതോഷികങ്ങളും വിതരണം നടത്തി. എവേക്ക് പ്രസിഡന്റ്‌ യാസ്മിൻ മുസ്തഫയും സെക്രട്ടറി ഷറഫുന്നിസ ഷാഫിയും, മലർവാടി കോ ഡിനേറ്റർമാരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കുമ്പള നസീമ ട്രാവൽസ് ഉടമ എം എച്ച് മുഹമ്മദ്‌ നിര്യാതനായി കാസർഗോഡ് (True News 31 December 2020 കുമ്പളയിലെ നസീമ ട്രാവൽസ് ഉടമ തളങ്കരയിലെ എം എച്ച് മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി. വ്യാപാരി വ്യവസായി സീതാംഗോളി (True News 29 December അസുഖം ബാധിച്ച് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി മരിച്ചു. ബാഡൂർ കന്തൽ സ്വദേശി ഹസനുൽ ബന്നയുടെ മകൾ ഹവ്വാബി ഹാ നിഷിൽ ഒഴിവ് തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) പ്രോജക്ട് അസിസ്റ്റന്റ്‌ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ്… സ്റ്റാഫ് നഴ്‌സ് ഒഴിവ് എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് (കാത് ലാബ് ബി.എസ്.സി/ ജി.എന്‍.എം നഴ്‌സ്,… 📣 പൊതുജനം അറിഞ്ഞിരിക്കേണ്ട 5 വിധത്തിലുള്ള പെൻഷനുകളും അതിനറെ നടപടിക്രമങ്ങളും | 📣 പൊതുജനം അറിഞ്ഞിരിക്കേണ്ട 5 വിധത്തിലുള്ള പെൻഷനുകളും അതിന്റെ നടപടിക്രമങ്ങളും പഞ്ചായത്തിൽ നിന്നും ആണ് താഴെ കൊടുത്ത 5… പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഇനിയെന്ത് ചെയ്യും ? പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്താണ് സംഭവിച്ചത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കി സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിച്ചു.… KPSC 155 തസ്തികകളിൽ വിജ്ഞാപനം ഓൺലൈൻ വഴി അപേക്ഷിക്കാം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒാഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, കാർഷിക… *പ്രവാസിമലയാളികൾ ഇന്ന് വന്ന അപ്ഡേറ്റ്കളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് 21-12-20 Monday 10:00pm സൗദി, കുവൈറ്റ്, ഒമാൻ എന്നീ… *⏱️വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ⏱️ അവസാന തിയ്യതി 2020 ഡിസംബർ 31 —————————————— 2021 മേയ് മാസം നടക്കുന്ന നിയമസഭാ… ഇന്ത്യൻ ആർമി ബി.എസ്സി നഴ്സിംഗ് 2021 അപേക്ഷാ ഫോം, പരീക്ഷ തിയ്യതി സിലബസ്, യോഗ്യത കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020: പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ) Special Recruitment from ST Only തസ്തികകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം… എം ജി സർവകലാശാലയിലെ ഗവേഷക ദീപയുടെ സമരം ഒത്തുതീർന്നു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗവേഷക. ഗവേഷണത്തിന് എല്ലാ സൗകര്യവും ഒരുക്കും. നാനോ സയൻസ് സെന്ററിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ നീക്കി.വിസി യുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് ഒത്തുതീർപ്പ്.ദീപ സമരം അവസാനിപ്പിച്ചു.ഉത്തരവിന്റെ കരട് ലഭിച്ചതായി ദീപ. കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഉണ്ടായ മാനഭംഗങ്ങൾ കോലപാതകങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങളിൽ കൊൽക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മറ്റ് അതിക്രമങ്ങൾ സംബന്ധിച്ച അന്വേഷണം പശ്ചിമ ബംഗാൾ പൊലീസിലെ പ്രത്യേക മൂന്നംഗ സംഘം അന്വേഷിക്കും. അവരുടെ പേരുകൾ കോടതി ഇന്ന് പ്രഖ്യാപിച്ചു. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും ഈ അന്വേഷണങ്ങൾ. സംസ്ഥാന സർക്കാരിന് കനത്ത പ്രഹരമാണ് കോടതിയുടെ തീരുമാനം. സുനന്ദ പുഷ്ക്കരിന്റെ മരണത്തില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. അഡീഷണൽ സെഷൻസ് ജഡ്ജ് ഗീതാഞ്ജലി ഗോയലാണ് വിധി പറഞ്ഞത്. നേരത്തെ ആത്മഹത്യപ്രേരണക്കുറ്റവും ഗാർഹിക പീഡനവും തരൂരിനെതിരെ ചുമത്താമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് കോടതിയിൽ നിന്നും നിർണായക വിധിയുണ്ടായിരിക്കുന്നത്.എല്ലാ കുറ്റങ്ങളില്‍ നിന്നും തരൂരിനെ ഒഴിവാക്കിയതായി കോടതി വ്യക്തമാക്കി. എഴരവര്‍ഷമായി ഈ സംഭവത്തില്‍ താന്‍ പീഡനം സഹിക്കുകയായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു മുംബൈ മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ തല്ലുമെന്ന് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. റായ്ഗഡിലെ മഹാഡിലെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേന്ദ്രമന്ത്രിക്ക് അറസ്റ്റിലായി എട്ട് മണിക്കൂറിന് ശേഷം ജാമ്യം അനുവദിച്ചത്. നടപടിക്രമം പാലിക്കാതെയാണ് അറസ്റ്റെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാസിക് പൊലീസ് റാണെയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്‌ത് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ബൂസ്റ്റർ ഡോസുകൾ വാക്സിൻ അസമത്വം രൂക്ഷമാക്കുമെന്ന് ലോകാരോഗ്യസംഘടന ആദർശധീരരും സാഹസികരുമായ ആദ്യകാല മലയാളമാധ്യമ കുലപതികൾ മുറുകെപ്പിടിച്ച പത്രധർമ്മ പാഠങ്ങൾ വിസ്മരിച്ച് നമ്മുടെ മാധ്യമലോകം വാണിജ്യതാൽപര്യങ്ങൾക്ക് സ്വയമേവ വശംവദമായിത്തീർന്ന സന്ദർഭത്തിലാണ് സാമൂഹിക പരിവർത്തനത്തിന്റെ സമരായുധമായി 1940 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന “ജനശക്തി’2006ൽ ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്.”ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ’ എന്ന ദൃഢപ്രത്യയമായിരുന്നു ആ സാഹസിക സമാരംഭത്തിന്റെ പ്രഥമ പ്രേരണ. ജനപക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ജനിച്ച പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പോലും ജനവിരുദ്ധവും കമ്പോളാനുകൂലവുമായ നയങ്ങളിലേക്കും നടപടികളിലേക്കും വ്യതിചലിക്കുന്നതിൽ ആധിയും ആശങ്കയും പൂണ്ട വിചാരശീലരും ആദർശ പ്രണയികളുമായ കേരളീയവായനാസമൂഹം പുതിയ “ജനശക്തി’യെ ആഹ്ലാദാവേശങ്ങളോടെ സ്വീകരിച്ചു, അകമഴിഞ്ഞു സഹായിച്ചു.രൂക്ഷമായ എതിർപ്പുകൾ നേരിട്ടും തീക്ഷ്ണമായ ഞെരുക്കങ്ങൾ തരണം ചെയ്തും പ്രഖ്യാപിത ധർമ്മങ്ങളിൽ നിന്നും പ്രതിബദ്ധ ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ “ജനശക്തി’ അതിന്റെ യാത്ര തുടരുന്നു. അച്ചടി മാധ്യമങ്ങൾ പലരീതിയിലുള്ള വെല്ലുവിളികൾ നേരിടുന്ന ഇൗ കാലഘട്ടത്തിൽ, ആ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒരു ഒാൺലൈൻ എഡിഷൻ അനിവാര്യമാണെന്ന തിരിച്ചറിവ് മാനിച്ചാണ്, സാഹസികമെങ്കിലും അർത്ഥപൂർണ്ണമായ ഇൗ സംരംഭത്തിന് ഞങ്ങൾ ഇവിടെ തുടക്കം കുറിക്കുന്നത്. വസ്തുനിഷ്ഠമായവാർത്തകൾ,സത്യസന്ധമായ വിശകലനങ്ങൾ,നിർഭയമായ വിമർശനങ്ങൾ അതാണ് “ജനശക്തി’യുടെ വിട്ടുവീഴ്ചയില്ലാത്ത നയപ്രതിജ്ഞ. അത് ഇന്നോളം തുടർന്നു.ഇനിയും തുടരും. നിലനിൽക്കുന്നിടത്തോളം. 24 മണിക്കൂര്‍ കൊണ്ട് റബര്‍ ഷീറ്റ് ഉണക്കും, 8 മണിക്കൂറില്‍ പച്ചത്തേങ്ങ കൊപ്രയാട്ടാന്‍ പാകത്തിലാവും: ജാതിയും കപ്പയും ചക്കയുമൊക്കെ ഉണക്കാന്‍ ഒരു കര്‍ഷകന്‍ ഉണ്ടാക്കിയ ഡ്രയര്‍ എജ്ജാതി തോട്ടം! സ്വന്തം വീട്ടുപേരിലൊരു ജാതി. ഒപ്പം മംഗോസ്റ്റിനും റംബുട്ടാനും 20 ഇനം മാവും നെല്ലും… ഈ 77-കാരന് കൃഷി തന്നെയാണ് സന്തോഷം നിങ്ങൾ ഇഷ്ടപ്പെടുന്ന, മതിപ്പുളവാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ, നിങ്ങൾക്ക് എന്താണ് സംസാരിക്കേണ്ടതെന്ന് അറിയില്ല. ഒരു തീയതി പ്രവഹിക്കുന്നതിനും നന്നായി പോകുന്നതിനും സംഭാഷണം അത്യാവശ്യമാണ്, കാരണം അവിടെ ഒരു കണക്ഷൻ ഉണ്ടായിരിക്കും. നിങ്ങൾ പതിവായി സംഭാഷണങ്ങൾ തീർന്നുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിഷമിക്കേണ്ട, കാരണം ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. ഇപ്പോൾ മുതൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു ദ്രാവക സംഭാഷണം നടത്താം, നിങ്ങളുടെ കൂടിക്കാഴ്‌ചകൾ വിജയിക്കും. ജീവിതത്തിൽ നിന്നും നിങ്ങളുടെ കരിയറിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യ തീയതിയിൽ സംസാരിക്കുന്നത് കോർണിയായി തോന്നാം… അതിനാലാണ് നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത്. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങൾക്ക് പ്രധാനമാണ്, ഒപ്പം ജോലിയിൽ പ്രവേശിക്കാൻ എല്ലാ ദിവസവും നിങ്ങളെ പ്രചോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും നിങ്ങൾ പിന്തുടരുന്ന ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, അത് ആഗ്രഹിക്കുന്ന ഒരു പങ്കാളിയെ നിങ്ങൾക്ക് തീർച്ചയായും ആവശ്യമാണ്. അതിനാൽ ആ വ്യക്തിയാണെങ്കിൽ എത്രയും വേഗം അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നു അവൻ വളരെ രസകരമാണെന്ന് അവൻ വിചാരിക്കും അല്ലെങ്കിൽ അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ. നിങ്ങൾ‌ക്കും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ‌ താൽ‌പ്പര്യമുണ്ട്, കാരണം നിങ്ങൾ‌ നിങ്ങളുടെ സ്വപ്നങ്ങൾ‌ പങ്കിടാൻ‌ ആരംഭിക്കുകയാണെങ്കിൽ‌, നിങ്ങളുടെ സ്വപ്നങ്ങൾ‌ പങ്കിടുന്നതിന് ഇത് നിങ്ങളുടെ തീയതിക്കായി സംഭാഷണം തുറക്കുന്നു. ഇല്ലെങ്കിൽ, ആ വ്യക്തിയുമായി രണ്ടാമത്തെ തീയതി പങ്കിടാൻ നിങ്ങൾ ആഗ്രഹിച്ചേക്കില്ല. നിങ്ങളുടെ ചങ്ങാത്തം നിങ്ങൾക്ക് വളരെ പ്രധാനമാണ്, അതിനാൽ തീർച്ചയായും നിങ്ങൾ അവരെക്കുറിച്ച് സംസാരിക്കണം. നിങ്ങളുടെ ഉറ്റ ചങ്ങാതിയെക്കുറിച്ച് തമാശയുള്ള കഥകൾ പറയുമ്പോൾ, നിങ്ങൾ പുറത്തുപോകുമ്പോൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വ്യക്തി എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു. സാധാരണ സംഭാഷണത്തിൽ നിങ്ങൾ അവരെ പരാമർശിക്കുമ്പോൾ. നിങ്ങൾക്ക് ആ വ്യക്തിയോട് അവരുടെ സുഹൃത്തുക്കളെക്കുറിച്ചും നിങ്ങളുടെ സമയം ചെലവഴിക്കാൻ നിങ്ങൾ ആരുമായും ചോദിക്കാം. അവൻ പക്വതയില്ലാത്തയാളാണോ? നിങ്ങൾ ഇപ്പോഴും ഒരു ഫ്രാറ്റിലോ കോളേജിലോ ഉള്ളതുപോലെ പ്രവർത്തിക്കുന്നുണ്ടോ? നിങ്ങൾ എല്ലായ്പ്പോഴും മദ്യപിച്ചിട്ടുണ്ടോ? ഇതെല്ലാം നിങ്ങൾ കണ്ടെത്തും, ആ വ്യക്തിയെ വീണ്ടും ഡേറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും. നിങ്ങൾക്ക് കുട്ടികളെ വേണമെങ്കിൽ, നിങ്ങളുടെ ആദ്യ തീയതികളിൽ നിങ്ങളുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ പതിവാണ്. നിങ്ങളുടെ പ്രിയപ്പെട്ട കസിനെയോ മരുമകളെയോ പരാമർശിക്കാനും അവൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കാണാനും നിങ്ങൾ ആഗ്രഹിക്കുന്നു. അവൻ ആകെ ഭയപ്പെടുന്നുവെങ്കിൽ നിങ്ങൾക്ക് അത് ഉറപ്പിക്കാം നിങ്ങളുടേതായ ഒരു കുടുംബത്തെ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അത് നിങ്ങൾക്ക് അനുയോജ്യമായ വ്യക്തിയായിരിക്കില്ല. നിങ്ങളുടെ കുടുംബത്തിന്റെ പശ്ചാത്തലം എത്രയും വേഗം പങ്കിടുന്നത് നല്ലതാണ്, അതിനാൽ ആദ്യ തീയതി ഏറ്റവും ഉചിതമായ സമയം പോലെ തോന്നുന്നു. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുമായി അടുപ്പത്തിലാണോ, പതിവായി അവരെ കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ കരിയറിലും ജീവിതത്തിലും അവർ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ആ വ്യക്തി അറിയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ആ വ്യക്തിയെക്കുറിച്ചും നിങ്ങൾ അറിയണം, അല്ലേ? അവൻ ഏകമകനാണോ അതോ അവൻ എവിടെ നിന്നാണെന്നോ ഒരു ധാരണയുമില്ലാതെ നിങ്ങൾ ബാർ അല്ലെങ്കിൽ റെസ്റ്റോറന്റ് വിടാൻ ആഗ്രഹിക്കുന്നത് പോലെയല്ല ഇത്. യോഗ, ഓട്ടം, ആരോഗ്യകരമായ ഭക്ഷണം പാചകം എന്നിവയും അതിലേറെയും പോലുള്ള ആരോഗ്യകരമായ ജീവിതശൈലിയിൽ നിങ്ങൾ ജീവിച്ചിരിക്കാം. അല്ലെങ്കിൽ നിങ്ങൾ വ്യായാമമല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്രൊഫഷണൽ അമിത നിരീക്ഷകനായിരിക്കാം. ഒരു ജോലി-ജീവിത സന്തുലിതാവസ്ഥ അല്ലെങ്കിൽ നിങ്ങൾ എന്ന ആശയം നിങ്ങൾ ശരിക്കും ഇഷ്ടപ്പെട്ടേക്കാം ജോലി ചെയ്യുന്ന രാത്രികളും വാരാന്ത്യങ്ങളും ഇഷ്ടപ്പെടുന്നു. ഇതെല്ലാം ജീവിതശൈലി തിരഞ്ഞെടുക്കലുകളാണ്, അവ നിങ്ങൾ ആരാണെന്ന് അവർ നിങ്ങളെ ഓർക്കുന്നു. നിങ്ങളുടെ ഷെഡ്യൂളിനെക്കുറിച്ചും ആദ്യ തീയതിയിൽ നിങ്ങൾ എങ്ങനെ ജീവിതം നയിക്കുന്നുവെന്നതിനെക്കുറിച്ചും നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്ന് കണ്ടെത്താനുള്ള മികച്ച അവസരം നിങ്ങൾ ആ വ്യക്തിക്ക് നൽകുന്നു. അദ്ദേഹത്തെ കണ്ടുമുട്ടാനുള്ള ഏറ്റവും നല്ല അവസരവും നിങ്ങൾ സ്വയം നൽകുന്നു, അതാണ് ഇതിനെക്കുറിച്ചുള്ളത്, ശരിയാണോ? ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ബെസിയ » സൈക്കോളജിയും ദമ്പതികളും » നിങ്ങളുടെ ആദ്യ തീയതിയിൽ എന്താണ് സംസാരിക്കേണ്ടത് നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. എന്റെ മകൻ എന്തിനാണ് മത്സരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല വ്യത്യസ്ത ശൈലികളിൽ വാൾപേപ്പർ ഉപയോഗിച്ച് അലങ്കരിക്കുക സ Be ജന്യമായി ബെസിയയിൽ ചേരുക ഒപ്പം ഞങ്ങളുടെ എല്ലാ ഉള്ളടക്കവും നിങ്ങളുടെ ഇമെയിലിൽ സ്വീകരിക്കുക വിയറബിൾസ് വിഭാഗത്തിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ ആഗോള സാങ്കേതിക ബ്രാൻഡായ വൺപ്ലസ് സ്വാഗതം ചെയ്തു. ബുംറയുമായുള്ള പങ്കാളിത്തം ‘നെവർ സെറ്റിൽ’ എന്ന ബ്രാൻഡ് തത്വശാസ്ത്രത്തെയും പൂർണതയിലേക്കുള്ള കമ്പനിയുടെ പരിശ്രമത്തെയും ആവർത്തിക്കുന്നു. വൺപ്ലസ് വിയറബിൾസ് വിഭാഗത്തിൽ വൺപ്ലസ് വാച്ച്, പ്രീമിയം ഡിസൈൻ വാഗ്ദാനം ചെയ്യുന്ന വൺപ്ലസിൽ നിന്നുള്ള ആദ്യത്തെ ആഗോള സ്മാർട്ട് വിയറബിൾസ്, തടസ്സമില്ലാത്ത കണക്ഷൻ, സ്മാർട്ട് ഫിറ്റ്നസ് ട്രാക്കിംഗ്, അവിശ്വസനീയമായ ബാറ്ററി ലൈഫ് എന്നിവ ഉൾപ്പെടുന്നു. ഡാളസ്, ടെക്‌സസ്: ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസില്‍ അന്തരിച്ചു. കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്. ഭാര്യ ഫിനി എരണക്കല്‍, അറുനൂറ്റിമംഗലം വി.സി. കുര്യാക്കോസിന്റെയും (ബേബി സര്‍) പരേതയായ വല്‍സമ്മ കുര്യാക്കോസിന്റെയും പുത്രിയാണ്. സഹോദരര്‍: പരേതനായ ബേബി ചിറയില്‍ അക്കാമ്മ മുതുകാട്ടില്‍; പരേതനായ തോമസ്‌കുട്ടി ചിറയില്‍ എല്‍സി മല്ലപ്പള്ളില്‍; ലിസമ്മ പരേതനായ ജോണ്‍ ആക്കാത്തറ; ബെറ്റി പരേതനായ രാജു നല്ലൂര്‍; സാന്റി ബാവച്ചന്‍ പുളിമൂട്ടില്‍; സാബു ചിറയില്‍ റൊബിന തച്ചാറ; സേവി ചിറയില്‍ ജോമോള്‍ ചാലുങ്കല്‍. പൊതുദര്‍ശനം: ഒക്ടോബര്‍ 17 ഞായര്‍, 6 മുതല്‍ 9 വരെ: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 13565 വെബ് ചാപ്പല്‍ റോഡ്, ഡാലസ്, ടെക്‌സസ്-75234 പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഒക്ടോബര്‍ 18 തിങ്കള്‍: പൊതുദര്‍ശനം രാവിലെ 9 മുതല്‍ 9:50 വരെ; വി. കുര്‍ബാന 10 മണി:ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പല്‍, ടെക്‌സസ് 75019 കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം; തീരുമാനം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ മലപ്പുറം: കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടർന്നാണ് നടപടി… നഗ്നയായി കിടത്തിയ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുത്തത് ഒന്നിലധികം പുരുഷന്മാർ; വനത്തിലിട്ട് വാറ്റിയ ചാരായവും കാട്ടുപോത്തിനെ വെടിവെച്ച് വെച്ച കറിയും; സൈജു തങ്കച്ചന്റെ ഫോണിലുള്ളത് കൊച്ചിയിലെ അധോലോകത്തിന്റെ നേർക്കാഴ്ച്ചകൾ കോൺഗ്രസ് നേതാവ് വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തോടെ ഏറ്റുവിളിച്ച് സിപിഎം നേതാക്കൾ; രാഹുൽ ഗാന്ധിയുടെയും പ്രേമചന്ദ്രന്റെയും തോളോട് തോൾ ചേർന്ന് എളമരം കരീമും; കേരളത്തിൽ കീരിയും പാമ്പുമായവർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സഖാക്കളായ അത്ഭുത കാഴ്ച്ച ഇങ്ങനെ.. പഴയ ചെരുപ്പ് കമ്പനി എക്സിക്യൂട്ടീവിന്റെ കഥ പ്രാവർത്തികമാക്കി അംബാനി; കടക്കെണിയിലായ ബിഎസ്എൻഎൽ ചത്തതോ അതോ കൊന്നതോ? മാപ്പു പറഞ്ഞുകൊണ്ട് പാർലമെന്‍റിലേക്ക് തിരിച്ചു കയറില്ല; പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം ശക്തമാകുന്നു ചരിത്രനേട്ടവുമായി മരക്കാർ; റിലീസിന് മുൻപ് നൂറുകോടി ക്ലബ്ബിലേക്ക് നഗ്നയായി കിടത്തിയ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുത്തത് ഒന്നിലധികം പുരുഷന്മാർ; വനത്തിലിട്ട് വാറ്റിയ ചാരായവും കാട്ടുപോത്തിനെ വെടിവെച്ച് വെച്ച കറിയും; സൈജു തങ്കച്ചന്റെ ഫോണിലുള്ളത് കൊച്ചിയിലെ അധോലോകത്തിന്റെ നേർക്കാഴ്ച്ചകൾ കോൺഗ്രസ് നേതാവ് വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തോടെ ഏറ്റുവിളിച്ച് സിപിഎം നേതാക്കൾ; രാഹുൽ ഗാന്ധിയുടെയും പ്രേമചന്ദ്രന്റെയും തോളോട് തോൾ ചേർന്ന് എളമരം കരീമും; കേരളത്തിൽ കീരിയും പാമ്പുമായവർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സഖാക്കളായ അത്ഭുത കാഴ്ച്ച ഇങ്ങനെ.. പഴയ ചെരുപ്പ് കമ്പനി എക്സിക്യൂട്ടീവിന്റെ കഥ പ്രാവർത്തികമാക്കി അംബാനി; കടക്കെണിയിലായ ബിഎസ്എൻഎൽ ചത്തതോ അതോ കൊന്നതോ? മാപ്പു പറഞ്ഞുകൊണ്ട് പാർലമെന്‍റിലേക്ക് തിരിച്ചു കയറില്ല; പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം ശക്തമാകുന്നു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ഭൗമശാസ്ത്രം, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയിട്ടുള്ള നിഘണ്ടു. വിദ്യാര്‍ത്ഥികളെ ശാസ്ത്രവിഷയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സഹായകമായ നിഘണ്ടു. കേന്ദ്രസര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ശാസ്ത്രസാങ്കേതിക പദാവലികള്‍ക്കുള്ള കമ്മീഷന്റെ ധനസഹായത്തോടെ പ്രസിദ്ധപ്പെടുത്തുന്ന ഈ നിഘണ്ടുവില്‍ ഭൗതികശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലുള്ള സാങ്കേതികസംജ്ഞകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ മേഖലകളില്‍ വിദഗ്ധരായ ഒരു സംഘം അധ്യാപകരുടെ സഹായത്തോടെ തയാറാക്കിയ ഈ നിഘണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. തിരുവനന്തപുരം; സംസ്ഥാനത്ത് 6450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പ്രത്യേകത 30 ശതമാനം വനിതകളെ ഇതിൽ ഉൾപ്പെടുത്തിയെന്നതാണ്. അപകടപ്രദേശങ്ങളിലെ കുടുംബാംഗങ്ങളെ രക്ഷിക്കുന്നതിന് ഇത് വലിയ സഹായമാണ്. സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ സജ്ജമാകുന്നതോടെ അപകട രക്ഷാ പ്രതിരോധ പ്രവർത്തനങ്ങൾ പതിൻമടങ്ങ് കരുത്താർജിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടാൻ മികച്ച രക്ഷാപ്രവർത്തനം കാഴ്ച വയ്ക്കാനാവണം. ഇതിന് സേനയെ ആധുനികവത്ക്കരിക്കേണ്ടത് പ്രധാനമാണ്. ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഗ്‌നിശമന സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ പ്രധാനമായും ശ്രദ്ധിക്കുന്നത്. 49 പേരാണ് പുതിയതായി അഗ്‌നിശമന സേനയുടെ ഭാഗമായത്. ഇതിൽ നാലു പേർ എൻജിനിയറിങ് ബിരുദധാരികളും 21 പേർ ബിരുദധാരികളും നാല് ഡിപ്‌ളോമക്കാരും ഐ. ടി. ഐ പാസായ അഞ്ചു പേരും ഉൾപ്പെടുന്നു. പ്രളയ കാലത്തും കാലവർഷം മൂലമുണ്ടായ പ്രകൃതി ദുരന്തങ്ങളിലും കോവിഡ് മഹാമാരിയുടെ വേളയിലും അഗ്‌നിശമന സേന സ്തുത്യർഹമായ സേവനം കാഴ്ചവച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിംഗപ്പൂര്‍: വിമാനയാത്രാ സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായി. ചെന്നൈ, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം 6 ഫ്ലൈറ്റുകള്‍ വിടിഎല്‍ (വാക്സിനേറ്റഡ് ട്രാവല്‍ ലെയിന്‍) പ്രകാരം ഈ 29നു തുടങ്ങുമെന്ന് സിംഗപ്പൂരും,ഇന്ത്യയും അറിയിച്ചു. ഡിസംബര്‍ ഒന്നിനു ശേഷം വരുന്നവര്‍ ബുധനാഴ്ച മുതല്‍ അപേക്ഷിച്ചാല്‍ മതി. പാസ് കിട്ടാന്‍ പാസ്പോര്‍ട്ടും വാക്സിനേഷന്റെ ഡിജിറ്റല്‍ തെളിവുമാണ് ഹാജരാക്കേണ്ടത്. സിംഗപ്പൂരില്‍ എത്തിയശേഷം നടത്തുന്ന കോവിഡ് പിസിആര്‍ ടെസ്റ്റിന്റെ റിസല്‍റ്റ് വരുന്നതുവരെ സ്വയം ഐസലേഷനില്‍ കഴിയുന്ന താമസസ്ഥലത്തിന്റെ വിലാസവും അറിഞ്ഞിരിക്കണം. മാത്രമല്ല വിടിഎല്‍ ഇതര ഫ്ലൈറ്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിലെ യാത്രക്കാര്‍ നിലവിലുള്ള കോവി‍ഡ് ആരോഗ്യ ചട്ടങ്ങള്‍ പാലിക്കണം.വാക്സിനേറ്റഡ് ട്രാവല്‍ പാസിനായി (വിടിപി) വിടിഎല്‍ യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. 29നും 2022 ജനുവരി 21നുമിടയില്‍ സിംഗപ്പൂരില്‍ എത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്. അതേസമയം വീസ വേണ്ടവര്‍ പാസ് കിട്ടിയശേഷം അതിനായി പ്രത്യേകം അപേക്ഷ നല്‍കണം. കോവിഡ് അനുബന്ധ ചികിത്സകള്‍ക്കായി ഇവര്‍ 30,000 സിംഗപ്പൂര്‍ ഡോളറിന്റെയെങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര… 'ചിന്മുദ്ര അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും' എന്ന് വിവേകാനന്ദസ്വാമികള്‍ക്ക്‌ ചട്ടമ്പിസ്വാമി… ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച… ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-… സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പ… പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്. ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ചില കവിതാശകലങ്ങള്‍ മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു. വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു. കേരള ചരിത്രവും തച്ചുടയകൈമളും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍ തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍ സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്‌വിന്‍. ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ 'നിജാനന്ദവിലാസം' കൃതി PDF ആയി ഡൗണ്‍ലോഡ് ചെയ്യാനും വെബ്‌പേജില്‍ വായിക്കാനും ആയി തയ്യാറാക്കിയിരിക്കുന്നു. ഗുണാധിക്യജന്യ ആരോപ സൂക്ഷ്മ നിരൂപണ പ്രകരണം (2) പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്. സാധാരണക്കാരുടെയിടയില്‍ സ്വാര്‍ത്ഥസ്പര്‍ശമില്ലാതെ കാലംകടത്തുകയും പ്രപഞ്ചരഹസ്യങ്ങളെ മഥനംചെയ്തു മധുരാനുഭൂതികള്‍ ജനസമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനായി വിതറുകയും സ്വന്തം ജീവിതചര്യകളിലൂടെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്തു സാമൂഹ്യചക്രം പരിശുദ്ധമാക്കുകയും ചെയ്യുന്ന ജ്ഞാനധനികളുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ മതാചാര്യന്മാരും ലോകോപകാരികളും. ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 24 ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്‍റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്‍റെ ജീവനലീലകളാടിതീര്‍ന്നശേഷം വീണ്ടും ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ബ്രഹ്മസ്വരൂപനായ തിരുവടികള്‍വീണ്ടും ബ്രഹ്മസ്വരൂപനായി എന്നു സാരം. സ്വാമി തിരുവടികളുടെ സമാധി, ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം തന്നെയായിരുന്നു എന്നു സൂചന. ചൈനയിൽ കടുത്ത മഞ്ഞുവീഴ്ച; പല പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട്; കോവിഡ് വ്യപനും രാജ്യത്ത് ആശങ്ക വിതയ്ക്കുന്നു ബെയ്ജിംഗ്: ചൈനയിലെ കാലാവസ്ഥാ ഏജൻസി ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. രാജ്യവ്യാപകമായി ശീത തരംഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതും ഗതാഗത… രോഗിയായി അഭിനയിക്കും; നടക്കാൻ മടിയനായ വ്യക്തി ആശുപത്രിയ്ക്കടുത്തുള്ള വീട്ടിലെത്താൻ വിളിക്കുന്നത് ആംബുലൻസ്; ഒടുവിൽ കൈയോടെ പിടികൂടിയതിങ്ങനെ കാറിൽ ചാരി നിന്നതിനു കാർ മോഷ്ടിച്ചുവെന്ന് കേസ്; സ്റ്റേഷനിൽ നേരിട്ടത് ക്രൂര മർദ്ദനം; സംഭവം പുറത്തറിഞ്ഞപ്പോൾ ജാമ്യം; ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ദീപുവിന്റെ കഥ ഇങ്ങനെ ഒമിക്രോൺ വൈറസിനെ നേരിടാൻ അതീവ ജാഗ്രതയോടെ കേരളം; വിദേശത്ത് നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും ടെസ്റ്റ് ചെയ്യണം; ഹോം ക്വാറന്റൈൻ കർശനമാക്കും; മാരക വൈറസ് കേരളത്തിൽ എത്താതിരിക്കാനുള്ള മുൻകരുതലുകൾ ഇങ്ങനെ ഒന്‍പതു മാസത്തിനു ശേഷം കോവിഡ് വാക്‌സിന്‍ പ്രതിരോധം കുറയുന്നു; വാക്‌സിന് കാലാവധി ഒന്‍പതു മാസമാക്കാൻ നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ സ്വപ്നയ്ക്ക് ‘കരുതൽ തടങ്കൽ’; ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ രോഗിയായി അഭിനയിക്കും; നടക്കാൻ മടിയനായ വ്യക്തി ആശുപത്രിയ്ക്കടുത്തുള്ള വീട്ടിലെത്താൻ വിളിക്കുന്നത് ആംബുലൻസ്; ഒടുവിൽ കൈയോടെ പിടികൂടിയതിങ്ങനെ കാറിൽ ചാരി നിന്നതിനു കാർ മോഷ്ടിച്ചുവെന്ന് കേസ്; സ്റ്റേഷനിൽ നേരിട്ടത് ക്രൂര മർദ്ദനം; സംഭവം പുറത്തറിഞ്ഞപ്പോൾ ജാമ്യം; ഡ്രൈവിങ് അറിയാതിരുന്നിട്ടും കാർ ഓടിച്ചുകൊണ്ടുപോയി മോഷ്ടിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ദീപുവിന്റെ കഥ ഇങ്ങനെ ഒമിക്രോൺ വൈറസിനെ നേരിടാൻ അതീവ ജാഗ്രതയോടെ കേരളം; വിദേശത്ത് നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും ടെസ്റ്റ് ചെയ്യണം; ഹോം ക്വാറന്റൈൻ കർശനമാക്കും; മാരക വൈറസ് കേരളത്തിൽ എത്താതിരിക്കാനുള്ള മുൻകരുതലുകൾ ഇങ്ങനെ ഒന്‍പതു മാസത്തിനു ശേഷം കോവിഡ് വാക്‌സിന്‍ പ്രതിരോധം കുറയുന്നു; വാക്‌സിന് കാലാവധി ഒന്‍പതു മാസമാക്കാൻ നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. പ്രമോദ്‌ പപ്പന്‍ സംവിധാനം ചെയ്യുന്ന "മുസാഫര്‍" എന്ന റഹ്മാന്റെ പുതിയ ചിത്രം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്‌. ഇവിടെ റഹ്മാന്‍ എന്ന നടന്‍ മലയാളം,തമിഴ്‌ എന്നീ ചിത്രങളില്‍ നിന്ന്‌ പുറത്തായിട്ട്‌ അഥവാ പ്രേക്ഷകര്‍ കൈവിട്ടിട്ട്‌ കാലമൊത്തിരിയായി. വീണ്ടും മുസാഫര്‍ എന്ന സിനിമയിലൂടെ അദ്ദേഹത്തെ മലയാള സിനിമയില്‍ പ്രതിഷ്ഠിക്കുവാന്‍ ഒരു ലോബിതന്നെ നമ്മുടെ മലയാള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത്‌ നാം തള്ളികളയരുത്‌. പ്രമോദ്‌ പപ്പന്‍ എന്ന സംവിധായകനെ വിശ്വസിച്ചു അഥവാ പ്രേക്ഷകര്‍ തള്ളികളഞ്ഞ റഹ്മാന്‍ എന്ന നടനെ വിശ്വസിച്ച്‌ കോടികള്‍ ഈ സിനിമയ്ക്ക്‌ വേണ്ടി നിര്‍മ്മതാവിന്‌ ചിലവാക്കമെങ്കില്‍ മലയാള സിനിമയുടെ വര്‍ഗീയപരമായ ഒരു മുന്നേറ്റമാണ്‌ നാം ഇവിടെ കാണുന്നത്‌ (നടനും, നിര്‍മ്മതാവും ന്യൂനപക്ഷമാണന്നത്‌ മറക്കാതിരിക്കുക) ഐഡിയ സ്റ്റാര്‍ സിങ്ഗര്‍ എന്ന പ്രോഗാമില്‍ നജീം വിജയിക്കണമെന്ന എഷ്യാനെറ്റിന്റെ തീരുമാനത്തിന്‌ മുമ്പേ സൌദ്യയിലെ മലയാളികള്‍ തീരുമാനിച്ചിരുന്നു മലയാളികള്‍ മാത്രമല്ല ബംഗാളികളും ,പാക്കിസ്താനികളും ഈ തീരുമാനത്തില്‍ പങ്കെടുത്തു. സൌദ്യയിലെ മലയാളികളുടെ ഏറ്റവും വലിയ ശത്രു അമൃതയായിരുന്നുവെന്നത്‌ മറ്റൊരു സത്യം അമൃതാനന്ദമയിയുടെ ചരട്‌ കൈയിലണിഞ്ഞ അമൃതയെ പുറത്തു ചാടിക്കുക എന്നത്‌ സൌദ്യയിലെ മലയാളികളുടെ ഒരു പ്രധാനഘടകം തന്നെയായിരുന്നു മലാസിലെ ഒരു മലയാളി സംഘടന ഈ വിവരം SMS വഴി എല്ലാവരെയും അറിയിച്ചിരിന്നു.) നജീം എന്ന ഗായകന്‌ ലഭിച്ച വോട്ടില്‍ 75 ശതമാനവും സൌദ്യയില്‍ നിന്നാണന്ന സത്യം നാം മറക്കാതിരിക്കുക. ഗുരുവായൂരില്‍ ഹോട്ടലുകളുടെ എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ദ്ധിക്കുയാണ്‌,ശ്രീകൃഷ്ണ, മയൂരം, എന്നീ പേരുകള്‍ തന്നെ ന്യൂനപക്ഷങള്‍ കൈവശപ്പെടുത്തുകയും ഗുരുവായൂര്‍ ക്ഷേത്രങള്‍ക്ക്‌ ചുറ്റും ന്യൂനപക്ഷങളുടെ ഇരുനിലകെട്ടിടങള്‍ മുളച്ചു പെങുകയും ഹൈന്ദവ സമൂഹത്തിന്‌ മറ്റൊരു ഭീഷണിയായി ഇവിടെ റിയല്‍ എസ്റ്റേറ്റ്കാരുടെ വളര്‍ച്ചയും നാം കാണതിരിക്കരുത്‌. സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. കാരണം സന്തോഷ്‌ മാധവനെതിരെ കേസ്‌ നല്‍കിയ ദുബായിലെ സ്ത്രീ ക്രൈസ്തവിശ്വാസിത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും എല്ലാ വെളിയാഴ്ചയും ദുബായിലെ ചര്‍ച്ചില്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന വ്യക്തി ഹൈന്ദവ ആചാരങളും വിശ്വാസങളും സന്തോഷ്‌ മാധവനിലൂടെ പിന്‍തുടരുമെന്നതും അവിശ്വസിനീയമാണ്‌ . സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു. NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം (അമൃതാനന്ദമയീ പീഠത്തിന്റെ വരവു ചിലവ്‌ കണക്കുകള്‍ അണാപൈസ വിടാതെ കൃത്യമായി ഗവണ്മെന്റിന്റെ ബോധിപ്പിക്കുന്നുവെന്ന കാര്യം സ്വാമി അമൃതസ്വരൂപാനന്ദ പറയുന്നു (മാതൃഭൂമി ദിനപത്രം)) കേരളത്തിലെ കഞ്ചാവ്‌,മയക്കുമരുന്നു എന്നീ ബിസിനെസ്‌ നടത്തുന്നവരില്‍ 95 ശതമാനവും ന്യൂനപക്ഷമാണന്ന സത്യം ഓര്‍ക്കുക (പോലീസ്‌ റിക്കോര്‍ഡ്‌ ഇത് ഉപയോഗിക്കുന്നത് 90 ശതമാനം ഭൂരിപക്ഷവും ഇവിടെ മറ്റൊരു രീതിയില്‍ ഉത്മൂലനമാണ്‌ നടക്കുന്നത്‌, ഇനി വാഹനമോഷണത്തിന്റെ പിന്നിലും കുഴല്‍പ്പണത്തിന്റെ പിന്നിലും നാഷണല്‍ ഹൈവേയിലെ സ്ഥലങള്‍ എന്നീ ബിനാമി ബിസിനെസിലും ഇവര്‍ തന്നെ മുന്നില്‍. ഗള്‍ഫിലെ തൊഴിലവസരങള്‍ക്കും ന്യൂനപക്ഷമുന്‍തൂക്കം (പത്രപരസ്യങള്‍ കാണുക) തന്നെയാണ്‌ നമ്മുടെ സെക്കുലറിസത്തിന്റെ നാട്ടില്‍ കണ്ടുവരുന്നത്‌. ഇങനെ വര്‍ഗീയപരമായ ചിന്തകള്‍ നാം മറക്കാന്‍ ശ്രമിക്കണോ? അതോ ഒഴിവാക്കുവാന്‍ ശ്രമിക്കണോ? സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. ഒന്നും മനസ്സിലായില്ല തിലകന്റെ കാര്യത്തില്‍ ജാതീയതയാണോ നടന്നത് അതോ വര്‍ഗ്ഗീയതയോ ? ആ വാക്യത്തിലുള്ള രണ്ടു ന്യൂനപക്ഷങ്ങളെയും മനസ്സിലായില്ല പ്രമോദ്‌ പപ്പന്‍ അടുത്ത ആഴ്ച മതം മാറും എന്നൊന്നും പറഞ്ഞില്ലല്ലോ ഭാഗ്യം പിന്നെ ഇയാള്‍ നിര്‍മാതാക്കളെ ഓര്ത്തു വേദനിക്കണ്ട ഇവിടെ ഒരു പാടു നിര്‍മ്മാതാക്കള്‍ പടം എടുത്തു എട്ടു നിലയില്‍ പൊട്ടിയിട്ടുണ്ട് അപ്പൊ അവര്‍ക്കെല്ലാം വല്ല ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു എന്നാണോ താന്കള്‍ പറഞ്ഞു വരുന്നതു ? സൌദിയിലെ മലയാളികളുടെ എണ്ണം എത്ര വരും ചേട്ടാ അയ്യോ മലയാളികളായ മുസ്ലിങ്ങളുടെ എണ്ണം എന്തോ അത് മറന്നു പോയത് അവിടെ ഉള്ള ഈ മലയാളി മുസ്ലിങ്ങളില്‍ തന്നെ ആ Rate ഇല് SMS അയക്കാന്‍ ത്രാണി ഉള്ള എത്ര പേര്‍ ഉണ്ടായിരുന്നു ഒന്നു പോ ഉവ്വേ ഇവിടെ ചര്ദ്ധിച്ചു വൃത്തികേടാക്കാതെ.. താനൊക്കെ എവിടെയാടോ ജനിച്ചു വീണത്‌ ? ഈ വിഷം വമിപ്പിക്കുന്ന സമയത്തു മനുഷ്യനാകാന്‍ നോക്ക് കറകളഞ്ഞ ഒരു വര്‍ഗ്ഗീയവാദിയെ കിട്ടാന്‍ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ സമാധാനമായി. ആ മഹത്തായ വിഷത്തിന്‌ ഇത്രയും ആഴത്തില്‍ വേരോട്ടം നടത്താനാകുമെന്നതിന്റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണം തേടിയുള്ള നടപ്പില്‍ മറ്റുള്ളതിനോടെല്ലാം അസഹിഷ്‌ണുവാകുകയും കറുത്തവന്റെ അസ്ഥികൂടങ്ങള്‍ക്കു മുകളില്‍ പടുത്തുയര്‍ത്തപ്പെട്ട ആര്യനിസത്തിന്റെ (ഫാഷിസവും നാസിസവും കൂട്ടിച്ചേര്‍ക്കാം) മഹത്വം ചുമ്മാ ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഒരദ്ധ്യാപകന്‍ എനിക്കുണ്ടായിരുന്നു. ചില പൊടിക്കെകള്‍ മാത്രം പ്രയോഗിച്ചപ്പോഴേക്കും അതിയാന്‍ നന്നായി. ഇതേ പോലെ കുടുംബത്തെ തെരുവില്‍ വലിച്ചെറിഞ്ഞ്‌ ഇസ്‌്‌ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ജിഹാദിയെയും എനിക്ക്‌ നേരിട്ടറിയാം. അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതെന്താണെന്നും. നീട്ടിപ്പറഞ്ഞാല്‍ അധികപ്പറ്റാകും. പച്ചമലയാളത്തില്‍ പുളിച്ച തെറിയാണു മരുന്ന്‌. പേര്‌ പ്രവീണ്‍ തൊഗാഡിയ എന്നാക്കിയാല്‍ കൊള്ളാം. പ്രൊഫൈലില്‍ പറഞ്ഞതു പ്രകാരം നിങ്ങളെപ്പോലുള്ളവരെ കാലം ഭ്രാന്തന്മാരായി കണ്ടു തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. ആര്‍.എസ്‌.എസുകാരെയും എന്‍.ഡി.എഫുകാരെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലാന്‍ ആണുങ്ങള്‍ ജനിക്കും. ഞാനല്ലെങ്കില്‍ മറ്റൊരാള്‍. അന്നു പെറ്റ തള്ള നിങ്ങളുടെ മുഖത്തു തുപ്പും. എന്നാലും താനൊന്നു നന്നാകാന്‍ പോകുന്നില്ലെന്റെ പൊന്നളിയോ താങ്കളുടെ മിക്ക പോസ്‌റ്റുകളും വായിച്ചിട്ടാണ്‌ ഇതെഴുതുന്നത്‌. നന്നാകാന്‍ ഒരുപാട്‌ വിഷമമാണ്‌ പ്രവീണ്‍ സാറേ പ്രവീണിണ്റ്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഉടലെടുത്ത സംശയങ്ങള്‍ വെറുതെയായിരിക്കുമെന്നും, ചരിത്രത്തിണ്റ്റെ ഇടനാഴികളില്‍ അറിയപ്പെടാതെ കിടന്നിരുന്ന സത്യങ്ങളില്‍ ചിലതെങ്കിലും മനസ്സിലാക്കിയിട്ടായിരിക്കാം ഈ പോസ്റ്റുകളെന്നും ചിന്തിച്ച എനിക്കു തെറ്റി. തിലകന്‍ തനിക്കു ചുറ്റും സാങ്കല്‍പിക ശത്രുക്കളെ കണ്ടെത്താന്‍ ശ്രമിക്കുന്നതു പോലെത്തന്നെ, ആരൊക്കെയോ ചേര്‍ന്ന് നമുക്കെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് എഴുതി വിടാന്‍ കാണിക്കുന്ന പ്രവീണിണ്റ്റെ മാനസികാവസ്ഥ എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുന്നില്ല. എന്തിനെ പ്രചരിപ്പിക്കാനാണ്‍, അല്ലെങ്കില്‍ എന്തിനെ എതിര്‍ക്കാനാണ്‍ പ്രവീണ്‍ ശ്രമിക്കുന്നത്‌ അഭിനയം തൊഴിലാക്കിയ റഹ്മാനെയും പാടാന്‍ മാത്രം പഠിച്ച പാവം നജീമിനെയും, സംവിധായകരായ പ്രമോദ്‌ പപ്പനെയുമൊക്കെ ന്യൂനപക്ഷ പ്രധിനിധികളാക്കി ഒരു വശത്ത്‌ നിര്‍ത്തി പ്രവീണ്‍ വരയ്ക്കുന്ന ഈ ഗ്രാഫുണ്ടല്ലോ, റഹ്‌മാനെയും നജീമിനെയും പ്രമോദ്‌ പപ്പനെയും കുറിച്ചൊന്നും പുതിയ ചിത്രങ്ങളൊന്നും വായനക്കാരിലേക്ക്‌ പകരുന്നില്ല. മറിച്ച്‌ പ്രവീണിണ്റ്റെ മനസ്സിണ്റ്റെ സൂക്ഷ്മമായ ഗ്രാഫ്‌ ബ്ളോഗര്‍മാരിലേക്ക്‌ പകരാന്‍ അതു സഹായിക്കും. ഏതായാലും നന്ദിയുണ്ട്‌. താങ്കളെ കുറിച്ച്‌ മനസ്സിലാക്കിത്തന്നതിന്ന് നല്ല ആശയങ്ങളും ചിന്തകളും പകരുന്ന മറ്റു ബ്ളോഗുകള്‍ തേടി പറക്കാം ജനജീവിതത്തിന്റെ സമസ്ത മേഖലകളുടെമേലും അധീസത്വം ഉറപ്പിച്ചിരിക്കുന്ന ,കൊള്ളകാരന്റെയും,മയക്കുമരുന്നുകാരന്റെയും,പെണ്‍ഭാണിവക്കാരന്റെയും,കുഴല്‍പ്പണകാരന്റെയും,ഭൂമിമാഫിയകളുടെയും മര്‍ദ്ദനാത്മകവും ഭീകരവും ചൂഷണാത്മകവുമായ സ്വാധീനങള്‍ക്കെതിരെ ശംഖനാദമാവുന്ന ഈ വാക്കുകളില്‍ ഒരു വര്‍ഗീയത നിങള്‍ കണ്ടതില്‍ അത്ഭുതമില്ല . ന്യൂനപക്ഷമായ പൌരോഹിത്യ-സമ്പന്നവര്‍ഗ്ഗ കൂട്ടുകെട്ടിന്റെ സ്ഥാപിത രാഷ്ട്രീയ താല്‍പര്യങളെ എതിര്‍ക്കുന്നവന്റെ മുഖത്തു തുപ്പുവാനും ഇവരുടെ അധോവസ്ത്രം അഴിച്ച്‌ കഴിയില്‍തന്നാല്‍ അതിനെ സെക്കുലറിസത്തിന്റെ പതകയാക്കുവാനും ഇവിടെ ആണ്‍കുട്ടികുള്ളകാര്യം ശരീഫിനല്ല എല്ലാവര്‍ക്കുമറിയാം സ്വന്തം രാജ്യത്തെ ഒറ്റികൊടുകന്നവനെ സ്വന്തം തള്ള പൂവിട്ട് പൂജിയ്ക്കുമെന്ന കാര്യവും ഇവിടെ മാത്രമല്ല ചെചനിയയിലും, കാശ്മീരിലും, നാം കണ്ടുകഴിഞ്ഞു സത്യം പറയുന്നവനെ വെടിവെച്ചുകൊല്ലാം, ഇനിയും എന്നെപ്പോലെ ഒരുപാട്‌ യുവസമൂഹം വളരുന്നുണ്ട്‌ എന്നത്‌ മറക്കാതിരിക്കാം പ്രവീണേ ആര്‍.എസ്‌.എസ്സുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ആണത്വം കുറയുന്നതിനു അന്യരെ പുത്ഭ്യം വിളിച്ചിട്ടുകാര്യമില്ല. ഒന്നിച്ചുനിന്നു ഒരു എം.എല്‍.എ യെ പോലും ഉണ്ടാക്കുവാന്‍ കഴിയാത്തവര്‍ ആണ്‌ ന്യൂനപക്ഷങ്ങളെ ചീത്തവിളിക്കുന്നത്‌ അവര്‍ക്ക്‌ ഐക്യമുണ്ട്‌ സമുദായ സ്നേഹമുണ്ട്‌.അതിനു അവരെ കുറ്റം പറ്യയരുത്‌. പ്രമോദ്‌ പപ്പന്‍ ഒരാളല്ല രണ്ടാളാണ്‌ ചേട്ടനും അനിയനുമാണ്‌ ചേര്‍ത്തുവായിക്കെണ്ട മറ്റൊരു കാര്യം മലയാളത്തിലെ ഒരു "മാധ്യമം" കുറച്ചുനാള്‍ മുമ്പ്‌ മോഹന്‍ ലാല്‍ ചിത്രങ്ങളിലെ തമ്പുരാന്‍ കഥാപാത്രങ്ങള്‍ ഹിന്ദു വര്‍ഗ്ഗീയതയുടെ മുഖമാണെന്ന്‌ പല ലക്കങ്ങളില്‍ എഴുതി ഒരു ഹിന്ദു നാമധാരിയായിരുന്നു ലേഖനത്തിണ്റ്റെ കര്‍ത്താവിണ്റ്റെ സ്ഥാനത്ത്‌.ഇലയും കിണ്ടിയും പടിപ്പുരയും എല്ലാം ഹിന്ദുവിണ്റ്റെ അടയാളങ്ങളാണെന്നും അതൊന്നും ചിത്രങ്ങളില്‍ കാണിക്കരുതെന്നും വരെ പ്രചരിപ്പിക്കുവാനും ആളുകള്‍ ഉണ്ടായി പുരോഗമനരോഗികള്‍ അത്‌ ഏറ്റുപിടിക്കുവാനും മോഹന്‍ ലാലിണ്റ്റെ തമ്പുരാന്‍ കഥാപാത്രങ്ങള്‍ നേടുന്ന വിജയം അല്ലെങ്കില്‍ മോഹന്‍ ലാല്‍ എന്ന നടനോടുള്ള അസൂയ ആയിരിക്കാം പിന്നെ ഇന്ത്യയുടെ ചോറുംതിന്നു ചൈനയ്ക്ക്‌ ജയ്‌ വിളികുന്നവന്‍ മതേതരത്വവാദി, ഇന്ത്യന്‍മണ്ണില്‍ പാക്കിസ്ഥാന്‌ വേണ്ടി നിസ്ക്കരിക്കുന്നവന്‍ സാമൂഹികസേവകന്‍, കാശമിരീലെ തീവ്രവാദികള്‍ക്ക്‌ കേരളമണ്ണില്‍ പ്രസംഗിക്കുവാന്‍ അവസരം നല്‍കിയവര്‍ രാജ്യസ്നേഹികള്‍, കള്ളനോട്ടും, പൂവലന്‍മാരും, ആല്‍ബത്തിന്റെ പേരില്‍ പെണ്‍വാണിഭവും, നാല്‌കാശുള്ള വിട്ടിലെ പെണ്‍കൂട്ടികളെ അടിച്ചുകൊടുപോയി ഗര്‍ഭിണിയാക്കുന്നവനും (പാവപ്പെട്ട പെണ്‍കൂട്ടികളെ ഇവര്‍ക്ക്‌ ആവിശ്യമില്ല) ഈ നാട്ടിന്റെ പൊന്നോമനകള്‍ ഈ പറഞ്ഞവ എതിര്‍ക്കുന്ന എന്നില്‍ ഫാസിസവും ,നാസിസവും, സിയോണിസവും, കുടികൊള്ളുന്നു മഞ്ഞക്കണ്ണടയുള്ള മഹാരഥന്മാര്‍ പ്രവീണിനെക്കൂടാതെ വേറെയും ഉണ്ടെന്ന്‌ കണ്ടതില്‍ സന്തോഷം. അടിസ്ഥാനപ്രശ്‌നം വര്‍ഗ്ഗീയതയോ തീവ്രവാദമോ അല്ല. ജനാധിപത്യത്തിന്റെയും സെക്യുലറിസത്തിന്റെയും സൗകര്യങ്ങള്‍ ഉളുപ്പില്ലാതെ അനുഭവിക്കുകയും ചരിത്രത്തില്‍ നിന്ന്‌ യാതൊന്നും ഉള്‍ക്കൊള്ളാതിരിക്കുകയും അയല്‍പക്കത്തു പോലും തനിക്കെതിരെ കത്തിയൂട്ടുകയാണെന്ന്‌ വൃഥാ കനവു കാണുകയും സ്വയം സൃഷ്ടിക്കുന്ന പേടിക്കൂടില്‍പെട്ട്‌ ബേജാറാവുകയും ചെയ്യുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും അസ്വസ്ഥതകള്‍ നേരാനല്ലാതെ വയ്യ. സെക്യുലറിസം മതനിഷേധമല്ല. മതങ്ങളിലെ നന്മകളെ വലിച്ചെറിഞ്ഞ്‌ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവരാണ്‌ സ്വയം ഫാസിസ്റ്റെന്നു വിളിച്ച്‌ സംതൃപ്‌തിയടയുന്നത്‌. മതഗ്രാമങ്ങളും വര്‍ഗ്ഗീയനേതൃത്വവും ഏറെയുള്ള ഉത്തരേന്ത്യയില്‍ പരസ്‌പര വിദ്വേഷത്തിന്റെ ചോരയൊലിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്‌. ആ പരിപ്പ്‌ കേരളത്തില്‍ വേവിക്കാനാണ്‌ മുസ്‌്‌ലിം തീവ്രവാദികളെന്ന രാജ്യദ്രോഹികളുടെയും അതേസ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഹിന്ദു തീവ്രവാദികളെന്ന ഡബിള്‍ രാജ്യദ്രോഹികളുടെയും ശ്രമമെങ്കില്‍ അതു നടക്കില്ലെന്ന്‌ കഴിഞ്ഞ 81 വര്‍ഷത്തെ ഇന്ത്യാ ചരിത്രം (കേരളമുള്‍പ്പെട്ട) വായിക്കുന്നവന്‌ എളുപ്പം മനസ്സിലാകും. ആ ഇറക്കുമതി മനസ്സിലുണ്ടെങ്കില്‍ അവിടെത്തന്നെയങ്ങ്‌ കുഴിച്ചുമൂടുന്നതാണ്‌ നല്ലതെന്റെ പൊന്നേ ഞാന്‍ സ്വയം ഫാസിസ്റ്റാവുന്നതില്‍ ഭയമെന്തിന്‌ സുഹൃത്തേ, സെക്കുലറിസത്തിന്റെ ചക്കരകുടത്തില്‍ കൈയിട്ട്‌ വാരി നാല്‌ നേരം നക്കി തുടയ്ക്കുന്ന സമൂഹം ഇവിടെ ആരാണന്ന സത്യം എല്ലാവര്‍ക്കുമറിയാം സദ്ദാംഹുസൈനു വേണ്ടി ഇവിടെ ഹര്‍ത്താല്‍ നടത്തിയവര്‍, സച്ചാര്‍ എന്ന ആരച്ചാര്‍ നടപ്പിലാക്കുവാന്‍ കച്ചകെട്ടിയിറങിയവര്‍, ചൈനയ്ക്ക് വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തെ വ്യഭിചരിക്കുന്നവര്‍ കോടികള്‍ ചിലവാക്കുന്ന ഇലക്ഷനെ നേരിട്ടാലും ചൈനയെ സുഖിപ്പിക്കുക എന്ന മാനദണ്ഡത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന നമ്മുടെ സമൂഹമാണ്‌ യഥാര്‍ത്ഥമായ ഫാസിസ്റ്റുകള്‍ ഇവരാണ്‌ രാജ്യദ്രേഹികള്‍, വന്ദേമാതരം അറാമാണന്ന്‌ പറയുന്നവര്‍ 40കോടി ഭാഷകളിലെ ഗാനങളില്‍ പാടിയും ആടിയും കുത്താടിയും ആര്‍മാദിക്കാം, ഇതാണ്‌ ഫാസിസം, ഇവയാണ്‌ നാസിസം, ഇങനെയുള്ളവനാണ്‌ താലിബാനിസം നടപ്പിലാക്കുവാന്‍ ഇവിടെ ശ്രമിക്കുന്നത്‌ ശരി അത്ത്‌ നിയമം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നത്‌. പഴയ ചിന്താഗതികള്‍ മാറി സഖാവെ സെക്കുലറിസത്തിന്റെ പേരില്‍ ഇനി ഇവിടെ എന്ത് തെമ്മാടിത്തരവും കാണിക്കാം എന്നത്‌ ഇനി വിദുരാഗ്രഹം മാത്രമാണ്‌ സെക്കുലറിസം പുതിയ തലമുറയ്ക്ക്‌ ദഹനകേടായി മാറി തുടങി ഈ മാറ്റത്തെ ഫാസിസമെന്നോ, നാസിസമെന്നോ വിളിച്ചാലും നിങളുടെ സഞ്ചരിക്കുന്ന ജ്വല്ലറികക്ക്‌ ഇവിടെ വിരാമമാകുവാന്‍ സമയമായി സുഹൃത്തുക്കളെ, പ്രവീണ്‍ ഉയര്‍ത്തുന്ന വാദ മുഖങ്ങള്‍ എന്തുംമാവട്ടെ. പക്ഷെ ആര്ക്കും നിഷേധിക്കാന്‍ കഴിയാത്ത് ചില കാര്യങ്ങള്‍ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തിലെ ജന സംഖ്യയില്‍ ഓരോ മത വിഭാങതിന്ടെയും അനുപാതം നോക്കുക. ഇനി, ഇവിടെ രജിസ്റ്റര്‍ ചെയപ്പെടുന്നതും അല്ലാത്തതുമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കു മരുന്ന് കടത്തു, ഭൂമി മാഫിയ, വന നശീകരണം, പുഴകളെ വില്കല്, പെണ്‍ വാണിഭം ഇവയിലെല്ലാം ഉള്‍പെടുന്ന പകല്‍ മാന്യന്മാരുടെ സംഘതിന്ടെ സമുദായം അല്ലങ്ങില്‍ മതം തിരിച്ചുള്ള കണക്കുകള്‍ എടുത്തു നോക്കുക. കാര്യങ്ങള്‍ എല്ലാവര്ക്കും മനസിലാവും. കേരളത്തിലെ ഭൂമി വില സമീപ കാലത്തു ക്രമാതീതമായി വര്ധിചത്തിനു കാരണം എന്തായിരുന്നു? എവിടെ നിന്നാണ് ഇത്രയധികം പണം ഇവിടെയെത്തുന്നത്? മലപ്പുറം കാസര്‍ഗോട് ജില്ലകളില്‍ ഓരോ ദിവസവും എത്തുന്ന കള്ളപ്പണം നമ്മുടെ നാടിനെ എവിടെക്കാണ്‌ നയിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോ? പ്രവീനിന്ടെ വില കുറഞ്ഞ ഏഷ്യാനെറ്റ് വാദവും മറ്റും നമുക്കു തള്ളാം. പക്ഷെ ഒരു കാര്യം ആര്ര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഇവിടെ ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ ചില പ്രത്യേക സമുദായങ്ങളില്‍ നിന്നാണ് വരുന്നതെങ്ങില്‍ എവിടെയോ കുഴപ്പമുണ്ട്. തീ ഇല്ലാതെ പുക ഉണ്ടാവില്ല. സത്യം, അതെത്ര അപ്രിയമായിരുന്നാലും ആരെന്ഗിലും അത് വിളിച്ചു പറഞ്ഞെ തീരൂ. അതിന് നട്ടെല്ലില്ലാത്ത കപട മതേതര വാദികളും വര്‍ഗീയ വാദികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപക്ഷമാവാം പക്ഷേ അദ്ദേഹം കൂടുതലും അവഗണിക്കപ്പെട്ടത്‌ മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായിരുന്നു. തിലകന്‍ ഏറ്റവും കൂടുതല്‍ അവഗണന അനുഭവിച്ചത് നായന്മാരില്‍ നിന്നായിരുന്നു എന്നറിയാമോ? ഇങ്ങിനെ സംഭവിക്കുന്നതിനെയാണ് സെല്ഫ് ഗോള്‍ അടിക്കുക എന്നു പറയുന്നത് സന്തോഷ്‌ മാധവനെ സ്വാമിയാക്കുവാന്‍ ഞാന്‍ സ്വാമിയല്ല വെറും ജോതിഷ്യപണ്ഡിതനാണന്ന സത്യം അദ്ദേഹം പറഞ്ഞിരിന്നു ന്യൂനപക്ഷങള്‍ രാപ്പകല്‍ അദ്ധ്വാനിച്ചിരുന്നു എന്നത്‌ സത്യം. oh really അവര്‍ അദ്ധ്വാനം നിറുത്തിയത് കൊണ്ടാണോ സ്വാമിയേ പറ്റി ഒരു വാര്‍ത്തയും ഇല്ലാത്തത് സന്തോഷ്‌ മാധവന്റെ കാര്‍ ഡ്രൈവര്‍ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന സത്യവും നാം മറക്കാതിരിക്കുക. ശക്തമായ ഒരു അട്ടിമറി ഇവിടെ നടന്നുവെന്നത്‌ സത്യം, സന്തോഷ്‌ മാധവന്റെ പേരില്‍ ഇവിടെ DYFI യ്ക്ക്‌ ഹൈന്ദവ അശ്രമങള്‍ തകര്‍ക്കുവാന്‍ നല്ല അവസരം വന്നുചേരുകയും മാതാമൃതാനന്ദമയി ആശ്രമത്തിനെതിരെ കള്ള ആരോപണകള്‍ പറഞ്ഞു നടക്കുകയും ചെയ്യുതു.NDF യും ഇതില്‍ പങ്കെടുത്തുവെന്നത്‌ മറ്റൊരു സത്യം അമ്മയെ പറ്റി ഞാനും കുറെ കള്ളത്തരങ്ങള്‍ വെറുതെ എന്റെ ബ്ലോഗ്ഗില്‍ എഴുതിയിട്ടുണ്ട്.വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടു ചെയ്തതാ ഒക്കെ എഴുതിയപ്പം ഒരു സംശയം അല്ല ശരിക്കും ഈ വര്‍ഗീയ വാദി ആരാ കണ്ടാ എങ്ങനെ ഇരിക്കും?? സമയം കിട്ടുമ്പോള്‍ ആ കള്ളത്തരങ്ങള്‍ ഒന്നു വായിക്കുക കമന്റ് sectionil ആളുകള്‍ പ്രതികരിച്ചതും നോക്കുക കമ്മ്യൂണിസ്റ്റ്ക്കാരെയും മറ്റു മതസ്ഥരെയും കണടച്ചു അതിര്‍ക്കുന്ന തന്റെ യഥാര്ത്ഥ രൂപം താന്‍ പോലും അറിയാതെ വെളിയില്‍ വന്നിരിക്കുന്നു അമ്മയെ പറ്റി വല്ലതും പറയാന്‍ ഉണ്ടങ്കില്‍ ആ ലിങ്കിലെ കമന്റില്‍ എഴുതുക കാരണം ഞാന്‍ എഴുതിയ കള്ളത്തരങ്ങള്‍ കൂടാതെ ചില "സത്യങ്ങളും" ആള്‍ ദൈവങ്ങളെ പറ്റി ഉണ്ടെന്നു മറ്റു ബ്ലോഗ്ഗേര്‍സും മനസിലാക്കട്ടെ ഈ റിച്ചാര്‍ഡ്‌ നാസിലും പൊയില്‍ക്കാവും ഒരാള്‍ തന്നെ ആണ്. എല്ലാ പോസ്റ്റിലും ഒന്നു പോയി നോക്കൂ. രണ്ടാളുടെയും കമന്റുകളിലെ ഭാഷ ശ്രദ്ധിക്കൂ. ആരെങ്കിലും പോയില്‍കാവിനെ എതിര്‍ത്താല്‍ ഉടനെ എത്തും നാസില്‍ എന്ന ആസ്സ്. മനുഷ്യനെ വടിയാക്കാന്‍ നോക്കാതെ പ്രവീണ്‍ അണ്ണാ. തെറി വിളിക്കാന്‍ പ്രവീണ്‍ അണ്ണന്‍ തന്നെ യൂസര്‍ നൈമും പാസ്സ് വേര്‍ഡും മാറ്റി പെട്ടന്ന് വരൂ. തന്തയ്ക്കെങ്കിലും വിളിച്ചില്ലെങ്കില്‍ ഒരു സുഖവും ഇല്ല. എന്നെകൊണ്ടു` തന്തയ്ക്ക്‌ വിളിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ ഇവിടെയുണ്ടന്നറിഞ്ഞപ്പോള്‍ സന്തോഷം, പിന്നെ പ്രവീണ്‍പൊയില്‍ മാത്രമല്ല, മാരീചനും,നകുലനും, ഇഞ്ചിപെണ്ണും ഫസലും, പിന്നെ ഈ കണ്ടതല്ലാം ഞാനാവുന്നു. തന്തയ്ക്ക്‌ പിറന്നവരുണ്ടെങ്കില്‍ Profile ഫോണ്‍ നമ്പറും അഡ്രസുംകൊടുക്കുക (അഞ്ജാതനും ഇത് ശരവ്യം ) എന്റെ Profile -ല്‍ അഡ്രസും ഫോണ്‍ നമ്പറും കൊടുത്തിരിക്കുന്നു. റിയല്‍ ഫാസിസം അഞ്ജാതാ NDF -കാരനാണല്ലേ കൊള്ളാം.. ചേട്ടാ, പൊയ്കയില്‍ അപ്പച്ചാ, മുഴുത്ത വട്ടാണല്ലേ? എന്തൊക്കെ പറഞ്ഞാലും ന്യൂന പക്ഷ വര്‍ഗീയത കൊണ്ടും ഇരുളില്‍ ഹിന്ദു വിനെതിരെ കത്തി മൂര്‍ച്ച കൂട്ടികൊണ്ടിരിക്കുന്നവരുമാണ് ഇവിടെയുള്ള ന്യൂന പക്ഷങ്ങള്‍.പാവം ഹിന്ദു പെണ്‍കുട്ടികളെ ആല്‍ബം എന്ന് പറഞ്ഞ് തട്ടികൊണ്ടു പോയി ഗര്‍ഭമുണ്ടാക്കുന്ന മുസ്ലിമേ കാണിച്ചു തരാടാ‍ അടുത്ത ശാഖ കൂടട്ടെ കൂറച്ച് മുസ്ലിം പെണ്‍കുട്ടികളെ കിട്ടുമോ എന്ന് നോക്കട്ടെ കൂട്റ്റരെ ഈ മുസ്ലിംഗളും മറ്റു മക്കളും കാട്റ്റിക്കൂട്ടിയ അക്രമങ്ങള്‍ കേള്‍ക്കണോ ? 8. മുസ്ലിംഗളും മറ്റു ന്യൂനപക്ഷങ്ങളും കള്ളനോട്ടുകള്‍ അടിഛ്കു കൂട്ടി പണപ്പെരുപ്പം കൂടി.(ഇങ്ങനെ പണം പെരുകുന്നതാണല്ലോ പണപ്പെരുപ്പം)ത്യശൂര്‍ ജില്ലയിലെ ചാവക്കാട് ആണ് ഇതിന്റെ കേന്ദ്രം ഇവിടെ മുസ്ലിംഗള്‍ കൂടുതലുണ്ട്. 9. സുനാമി ഉണ്ടാക്കി എത്രയോ ഹിന്ദുക്കളെ കൊന്നൊടുക്കി പ്രക്യതി ദുരന്തം എന്ന് പറഞ്ഞാല്‍ ആരും അറിയില്ല എന്നാണ് വിചാരം) കടലില്‍ ബോബിട്ട് കാശ്മീര്‍ മുസ്ലിം തീവ്രവാദികളാണ് ഇതിന്റെ പിന്നില്‍. ഇനിയുമുണ്ട് ഈ തന്തയില്ലാത്തരം കാണിക്കുന്ന മുസ്ലിം.ക്യസ്ത്യന്‍,കമ്യൂണിസ്റ്റ് ഭീകരന്മാരുടെ പ്രവര്‍ത്ത്നങ്ങള്‍. ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ ചങ്കൂറ്റമുള്ള ഏതെങ്കിലും ഡിഫിക്കാരനോ എന്‍.ഡി.എഫ് കാരനോ ഈ ബൂ ലോകത്തുണ്ടെങ്കില്‍ വാടാ അഹങ്കാരി ചേട്ടനും ഞാനും പ്രവീണ്‍ ചേട്ടനും കൊറച്ചൊക്കെ സംഘ് പരിവാറാണ് ആര്‍ക്ക ചേതം സന്ദേഹം സുഗ്രീവണ്റ്റെ മറുപടി നന്നായി ഷെരീെഫിനെ പോലുള്ളവരെ ചെവിക്കോള്ളേണ്ടകാര്യംനമുക്കുണ്ടോ? ആര്‍.എസ്‌.എസ്‌ എന്ന സംഘടന എന്തുകലാപമാണിവിടെ ഉണ്ടാക്കുന്നത്‌ കടലാസുകളില്‍ ചിലര്‍ എഴുതിക്കൂട്ടുന്നതുമാത്രം വായിച്ചാല്‍ പോര ഹിന്ദുവിനു സത്വം ഉണ്ടായാല്‍ അവന്‍ ഐക്യപ്പെട്ടാല്‍ ഇവിടെ കമ്യൂണിസവും ന്യൂനപക്ഷിസവും തകരും എന്ന് ഉറപ്പുള്ളവര്‍ വെറുതെ പടച്ചുണ്ടാകുന്ന കഥായാണിത്‌ ഹിസ്‌ ഹൈനസ്‌ അബ്ദുള്ളയിലെ തമ്പുരാന്‍ വേഷം തിലകന്‍ ചെയ്താല്‍ എത്രമത്രം ബോറായേനെ? അജ്ഞതാ നിങ്ങള്‍ പറഞ്ഞത്‌ എത്ര ശരി റിച്ചാര്‍ഡ്‌ കുരച്ചോട്ടെ കാര്യമാക്കണ്ട തന്തക്കുവിളിച്ചല്ല ആണത്തം കാണിക്കേണ്ടത്‌ നെല്ലിക്കാത്തളം ആലപ്പുഴയിലെ കോണ്‍ഗ്രസ്സുകാരോടുചെോദിച്ചാല്‍ ലബിക്കും അവിടെ ആണല്ലോ ഇപ്പോള്‍ ഉപ്യോഗം കൂടുതല്‍.. ശക്തിയോട്‌ ആരാപറഞ്ഞേ ഞാന്‍ എത്തീസ്റ്റാണെന്നോ അല്ലെങ്കില്‍ കയൂണിസ്റ്റ്‌ ഗുണ്ടയാണെന്നോ? ഒരിക്കലെങ്കിലും ബ്ളോഗ്ഗി താങ്കള്‍ വായിച്ചിട്ടുണ്ടോ?തോന്യാസം പറയരുത്‌. ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്‌ കള്ളപ്പണംകൊണ്ടും,പെണ്‌വാണിഭം കൊണ്ടും അല്ല. പുരോഗമനവാദികള്‍ എന്നുപറഞ്ഞുനടക്കുന്ന ചുവപ്പുപുതച്ച കള്ളസ്വാമിമാരെ തിരിച്ചറിഞ്ഞ്‌ തുടച്ചുമാറ്റി എന്നെങ്കിലും ഇവിടത്തെ ഭൂരിപക്ഷം സ്വന്തം സ്വത്തം മനസ്സിലാക്കും.. ജോക്കറേ താൻ അറിഞ്ഞില്ലേടോ (എടോ പോടോ എന്നൊക്കെ വിളിക്കാമെന്ന് സഖാവ്‌ പിണറായി പറഞ്ഞിട്ടുണ്ട്‌,കുഞ്ഞമ്മദ്‌ സാഹിബ്‌ അതിനെ പൈന്താങ്ങിയിട്ടുമുണ്ട്‌)കഴഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങിലി ആരെയാടോ പിടികൂടിയത്‌? അവർ സംഘപരിവാറുകാരാണോടോ ചുമ്മാ സത്യം പുറത്തുവരുമ്പോൾ പൊള്ളിയിട്ടുകാര്യമില്ല ഇതൊക്കെ ചെയ്യുന്നത്‌ ആരാണെന്ന് എല്ലാവർക്കും അറിയാം.പിന്നെ തന്നെപ്പോലുള്ളവരെ ന്യായീകരിക്കുവാൻ ചിലർ ഉണ്ടാകും മതേതരത്വും,പുരോഗമനവും പറഞ്ഞ്‌..അവരെ കൂലിക്കെടുക്കുന്നതല്ലെന്ന് ആരുകണ്ടു. ജോക്കറേ താൻ അറിഞ്ഞില്ലേടോ (എടോ പോടോ എന്നൊക്കെ വിളിക്കാമെന്ന് സഖാവ്‌ പിണറായി പറഞ്ഞിട്ടുണ്ട്‌,കുഞ്ഞമ്മദ്‌ സാഹിബ്‌ അതിനെ പൈന്താങ്ങിയിട്ടുമുണ്ട്‌)കഴഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങിലി ആരെയാടോ പിടികൂടിയത്‌? അവർ സംഘപരിവാറുകാരാണോടോ ചുമ്മാ സത്യം പുറത്തുവരുമ്പോൾ പൊള്ളിയിട്ടുകാര്യമില്ല ഇതൊക്കെ ചെയ്യുന്നത്‌ ആരാണെന്ന് എല്ലാവർക്കും അറിയാം.പിന്നെ തന്നെപ്പോലുള്ളവരെ ന്യായീകരിക്കുവാൻ ചിലർ ഉണ്ടാകും മതേതരത്വും,പുരോഗമനവും പറഞ്ഞ്‌..അവരെ കൂലിക്കെടുക്കുന്നതല്ലെന്ന് ആരുകണ്ടു. ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ കൌരവരുടെ കൃതികള്‍! അസുര വ്യൂഹം ! കഴിഞ്ഞ ആഴ്ചയിലെ മലയാളനാള്‍വഴികളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകള് വാരവിചാരം ഭൂ‍ലോകം പോയ വാരം ലക്കം 11 ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌, ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പ കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും ഇടതുസ മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം "കലാപം എന്നാല്‍ മതത്തിന്റെ സൃഷ്ടി എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപ കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമ എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ (മുഖ്യം)സംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംSchoolwikiSchoolwiki സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംCampaignCampaign talkഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talkSSK പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍ തുടങ്ങി പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകളുടെ അകമ്പടികള്‍ ഇല്ലാതെ തന്നെ യുവാക്കളുടെ ഇന്ത്യന്‍ നിരത്തിലെ ജര്‍മന്‍ പവര്‍; പോളോയുടേയും വെന്റോയുടെയും ടര്‍ബോ എഡിഷന്‍ അവതരിപ്പിച്ചു ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഹാച്ച്ബാക്ക് മോഡലായ പോളോയുടെയും പോളോയുടെയും വെന്റോയുടെയും റെഡ് ആന്‍ഡ് വൈറ്റ് എഡിഷന്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെ ഉത്സവ സീസണില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളെത്തിക്കുന്നത് ഫോക്‌സ്‌വാഗണിന്റെ സ്റ്റൈലിഷ് വാഹനങ്ങളായ പോളോയുടെയും വെന്റോയുടെയും ഡീസല്‍ പതിപ്പുകള്‍ ഏപ്രിലിന് ശേഷം എത്തില്ല. ബിഎസ്-6 ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ മുഖംമിനുക്കിയ പുതിയ പതിപ്പ് പുറത്തിറക്കി ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ പോളോയുടെ പടയോട്ടം പത്ത് വര്‍ഷം പിന്നിടുന്നു ഇന്ത്യന്‍ മണ്ണില്‍ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ കൊടിപാറിച്ച മോഡലാണ് പോളോ. വിപണിയിലെത്തിയ പോളോ, അമിയോ, വെന്റോ കാറുകളുടെ വേള്‍ഡ് കപ്പ് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍ 2019 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇംഗ്ലണ്ടില്‍ അരങ്ങൊരുങ്ങിയതിന് പിന്നാലെ പോളോ, അമിയോ, വെന്റോ കാറുകളുടെ പ്രത്യേക വേള്‍ഡ് പോളോ, അമിയോ, വെന്റോ കാറുകളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഡിഷന്‍ പുറത്തിറക്കി ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യവുമായി ഫോക്‌സ്‌വാഗണിന്റെ ഹാച്ച്ബാക്ക് മോഡലായ പോളൊയുടെയും ഇവര്‍ വിലയില്‍ ചെറുതാണെങ്കിലും സുരക്ഷയില്‍ കരുത്തരാണ്‌ സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്നാണ് ഇന്ത്യയിലെ വാഹനങ്ങളെ കുറിച്ച് പരക്കെയുള്ള ആക്ഷേപം. എന്നാല്‍, സുരക്ഷ ശക്തമാക്കുന്നതിനായി കേന്ദ്ര ഫോക്‌സ്‌വാഗണിന്റെ ഉത്സവ സമ്മാനം; കണക്ട് എഡീഷന്‍ കാറുകള്‍ എത്തി ഉപയോക്താക്കള്‍ക്ക് ഉത്സവ സമ്മാനവുമായി ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വാഹന നിരയിലെ കരുത്തന്‍മാരായ 139 ബിഎച്ച്പി കരുത്തുള്ള മെയ്ഡ് ഇന്‍ ഇന്ത്യ പോളോ VRS ഇന്‍ഡൊനീഷ്യയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഫോക്‌സ്‌വാഗണ്‍ പോളോ VRS ഇന്‍ഡൊനീഷ്യയില്‍ പുറത്തിറക്കി. 2018 ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ വണ്‍ ലിറ്റര്‍ എന്‍ജിനില്‍ ഫോക്‌സ്‌വാഗണ്‍ പോളോ പേസ് ലിമിറ്റഡ് എഡിഷന്‍ ജനപ്രിയ ഹാച്ച്ബാക്ക് പോളോയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് 'പോളോ പേസ്' ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കി. പോളോ ബില്‍ഡ് ക്വാളിറ്റിയില്‍ ഇന്ത്യന്‍ നിരത്തില്‍ ഹാച്ച്ബാക്കുകളിലേ കേമനായ പോളോയെ അല്‍പം കരുത്ത് കുറച്ച് ഫോക്‌സ്‌വാഗണ്‍ 300 ബിഎച്ച്പി പവറില്‍ യുവാക്കളെ വശീകരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ പോളോ R ഫോക്‌സ്‌വാഗണ്‍ നിരയിലെ ഹിറ്റ് ഹാച്ച്ബാക്കായ പോളോയുടെ കരുത്തേറിയ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. 300 ബി.എച്ച് യുവാക്കളെ വശീകരിക്കാന്‍ 'ചെത്ത്' പോളോയുമായി ഫോക്‌സ്‌വാഗണ്‍ വിപണിയിലുള്ള ഏറ്റവും ജനപ്രിയ മോഡല്‍ കോംപാക്ടുകളിലൊന്നാണ് ഫോക്‌സ്‌വാഗന്റെ പോളോ. വിലസ്ഥിരത, ഗുണനിലവാരം, ഈട് ഇവയാണ് പോളോയുടെ ലോകത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന് ഇന്ത്യയില്‍ ആഭ്യന്തര വില്‍പനയില്‍ മാത്രമല്ല വമ്പന്‍ വിലക്കുറവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ GTI ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഹാച്ച്ബാക്ക് മോഡല്‍ പോളോയുടെ ആറാം തലമുറ ബെര്‍ലിനില്‍ പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ – Tip of India News പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ജില്ലാ മജിസ്ട്രേറ്റ് മുഖേന പൗരത്വത്തിനുള്ള അപേക്ഷകള്‍ റൂട്ട് ചെയ്യുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കിയേക്കും. ഇതിനു പരിഹാരമായി എല്ലാ രേഖകളും ഓണ്‍ലൈന്‍ വഴി സബ്മിറ്റ് ചെയ്യാനായിരിക്കും ആവശ്യപ്പെടുക. ഇതോടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത അവസ്ഥയാകും. തുടര്‍ന്ന് സെന്‍സസും സ്മാര്‍ട്ട് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ചെയ്യാനാണ് നീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്‍.ഡി.എ. ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പാണുള്ളത്. എന്നാല്‍ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയെങ്കിലും നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ പട്ടിക പ്രകാരം നിയമനിര്‍മാണം നടപ്പിലാക്കിയതിനാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. 2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം യാഥാര്‍ത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലിപ്പാഡുള്‍പ്പെടയുള്ള അസൗകര്യങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി പിണറായി സർക്കാർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ്… തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും പൊതുവഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങളും ഘോഷയാത്രകളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 60 പേര്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞു – Tip of India News ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 60 പേര്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞു ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച 60 പേര്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞു ന്യൂഡല്‍ഹി: ജെഎന്‍യു അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ‘യൂണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ്’ എന്ന 60 പേര്‍ അംഗങ്ങളായ ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം പുറത്തു നിന്നുള്ള പത്തു ആക്രമികളെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് അക്രമവുമായി ഈ വാട്സ്ആപ്പ് ഗ്രുപ്പിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തുളളവര്‍ അതിക്രമിച്ച് കടന്ന് നടത്തിയ അക്രമത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കുമുള്‍പ്പെടെ 34 ഓളം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. അക്രമത്തില്‍ ജെഎന്‍യു യൂണിയന്‍ നേതാവ് ആശിഷ് ഘോഷിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇതുവരെ ആരെയും കസ്റ്റിഡയില്‍ എടുത്തിട്ടില്ലെന്നും കുറ്റക്കാരെന്ന് സംശയിക്കുന്നവര്‍ക്കായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് ഡിസിപി ജോയ് ടിര്‍ക്കി അറിയിച്ചു. അതേസമയം അക്രമം നടക്കുന്നതിനിടെ പോലീസ് എത്തിയെങ്കിലും അക്രമം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ജനുവരി അഞ്ചിന് നടന്ന അക്രമണത്തില്‍ ഇതുവരെ ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല. ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ചുമതലയേറ്റു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ വിശ്വസിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ നിഷ്‌കളങ്കരാണെന്ന് പി.ചിദംബരം ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ഐസിഎംആര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച്‌… ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍… തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും പൊതുവഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങളും ഘോഷയാത്രകളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ്. തര്‍ക്കശാസ്ത്രം മുതല്‍ ഒപ്റ്റിക്സ് വരെയുള്ള ഒട്ടേറെ വിജ്ഞാനശാഖകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ശാസ്ത്രചരിത്രകാരന്മാരെ ഇന്നും വിസ്മയിപ്പിക്കുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ തേടിയിറങ്ങിയ ആ ജ്ഞാനോപാസകന്റെ ജീവിതവും സംഭാവനകളുമാണ് ഈ കൃതിയില്‍ സംഗ്രഹിച്ചിരിക്കുന്നത്. ജീവിതത്തില്‍ സ്വപ്‌നങ്ങളില്ലാത്തവരായി ആരുംതന്നെയില്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, വീട്, നല്ലൊരു കാര്‍, കുടുംബവുമായി വിദേശത്തേക്കുള്ള വിനോദയാത്ര, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്വപ്‌നങ്ങളില്‍ അവസാനമായി സന്തോഷപ്രദമായ റിട്ടയര്‍മെന്റ് ജീവിതവും. എന്നാല്‍ എത്ര പേര്‍ ഇവയെല്ലാം നേടിയെടുക്കുന്നുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ സങ്കടകരമായ വസ്തുത ബഹുഭൂരിപക്ഷം പേര്‍ക്കും ഇവയില്‍ പലതും നേടിയെടുക്കാനാവുന്നില്ല എന്നതാണ്. എന്തുകൊണ്ട്? സ്വപ്നങ്ങള്‍ എത്ര വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, അവയെ ലക്ഷ്യങ്ങളാക്കാത്തിടത്തോളം കാലം അവ വായുവില്‍ ചീട്ടുകൊട്ടാരം നിര്‍മിക്കുന്നതിന് തുല്യമാണ്. അതിനൊരു വ്യക്തതയുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് വലിയൊരു വിഭാഗം ജനങ്ങള്‍ക്കും സ്വപ്നങ്ങള്‍ നേടിയെടുക്കാനാവാതെ ജീവിതം അവസാനം ഭാഗ്യത്തിനും വിധിക്കും വിട്ടുകൊടുക്കേണ്ടിവരുന്നത്. സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള ആദ്യപടി നമ്മുടെ സ്വപ്‌നങ്ങളെ ലക്ഷ്യങ്ങളാക്കുക എന്നുള്ളതാണ്. ഉദാഹരണമായി നിങ്ങളുടെ ഒരു സ്വപ്‌നമാണ് ഡല്‍ഹിയിലേക്ക് കുടുംബവുമൊത്തുള്ള ഒരു യാത്ര എന്നിരിക്കട്ടെ. ഈ യാത്ര യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇതിനെ ലക്ഷ്യമാക്കിയേ തീരൂ. അതിനായി പ്രധാനമായും മൂന്നു ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചിരിക്കണം. ആദ്യത്തെ രണ്ടു ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം ഇവിടെനിന്നും ഡല്‍ഹിയിലേക്കുള്ള ദൂരവും, നിങ്ങള്‍ക്കെത്തിപ്പെടേണ്ടുന്ന സമയവുമാണ്. ഇതിനുള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുന്നു. നിങ്ങളുടെ സമയപരിധിക്കുള്ളില്‍ തന്നെ അവിടെ എത്തിച്ചേരുന്ന വേഗതയുള്ള ഒരു വാഹനം അത് ബൈക്കോ, കാറോ, ട്രെയ്‌നോ, ഫ്‌ളൈറ്റോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സമയത്തിനും സാമ്പത്തികസ്ഥിതിക്കും അനുസരിച്ചു തെരഞ്ഞെടുത്തു മുന്‍കൂര്‍ ബുക്ക്‌ചെയ്യുന്നു. യാത്രയിലെ വിവിധ ഘട്ടങ്ങളും, നമ്മുടെ ലക്ഷ്യസ്ഥാനവും എപ്പോള്‍, എങ്ങനെ എത്തിച്ചേരുമെന്ന് യാത്രയ്ക്ക് മുന്‍പുതന്നെ വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടാക്കുന്നു. ആ പ്ലാന്‍ നടപ്പാക്കുന്നു. യാത്ര സഫലമാകുന്നു. ഇവിടെ ആദ്യ രണ്ടു ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരം ലഭിച്ചാല്‍ മാത്രമേ എങ്ങനെ, എത്തിച്ചേരുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. അതുവഴി മാത്രമേ കാലങ്ങളായി മുടങ്ങിക്കിടന്ന, വെറും സ്വപ്‌നമായിരുന്ന യാത്ര സഫലമാക്കാന്‍ കഴിയൂ. ഇനി നിങ്ങള്‍ സാമ്പത്തികമായി നേടാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നങ്ങളി ലേക്ക് വരാം. പലര്‍ക്കും സാമ്പത്തിക സ്വപ്നങ്ങള്‍ മാത്രമേയുള്ളൂ. അവയൊന്നും ലക്ഷ്യങ്ങളാക്കിയിട്ടില്ല. എനിക്കൊരു വീടുവെക്കണമെന്നു പറയുന്നത് വെറും സ്വപ്‌നം മാത്രമാണ്. എന്നാല്‍ എനിക്ക് അടുത്ത 15 വര്‍ഷം കൊണ്ട് 25 ലക്ഷം രൂപയുടെ വീടുവെക്കണമെന്നു പറഞ്ഞാല്‍ അത് വ്യക്തമായ ലക്ഷ്യമാകുന്നു. യാത്രയ്ക്ക് വിവിധ സ്പീഡിലുള്ള വാഹനം തെരഞ്ഞെടുത്തപോലെ വിവിധ ആദായം തരുന്ന നിക്ഷേപ രീതികളിലൂടെ നമുക്കതു സാധ്യമാക്കാം. ശരാശരി പണപ്പെരുപ്പം ഏഴ് ശതമാനം കണക്കാക്കിയാല്‍ 15 വര്‍ഷമാവുമ്പോഴേക്കും ഇന്നത്തെ 25 ലക്ഷം രൂപയുടെ വീടിനു 71 ലക്ഷം രൂപ കണക്കാക്കേണ്ടിവരും. അതായതു 71 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്കാണ് വരുന്ന 15 വര്‍ഷം സമയം കൊണ്ട് എത്തിച്ചേരേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ വളരെ റിസ്‌ക് കുറഞ്ഞ ബാങ്ക് എഉ മുതല്‍ കൂടുതല്‍ ആദായം തരുന്ന റിസ്‌ക് താരതമ്യേന കൂടിയ നിക്ഷേപം വരെയുണ്ട്. നിങ്ങള്‍ എങ്ങനെ ലക്ഷ്യത്തിലെത്തിച്ചേരണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. ബാങ്ക് എഉ ഉപയോഗിച്ചാല്‍ 15 വര്‍ഷത്തേക്ക് പ്രതിമാസം 23,750 രൂപയും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലൂടെ 14,100 രൂപയും. ഇനി സമയം കൂട്ടാന്‍ കഴിയുമോ? അതായത് ലക്ഷ്യം നേടാന്‍ 20 വര്‍ഷമുണ്ടെങ്കില്‍ നിക്ഷേപസംഖ്യ വീണ്ടും കുറഞ്ഞു വെറും 10,100 രൂപ പ്രതിമാസ നിക്ഷേപത്തിലൂടെ ലക്ഷ്യത്തിലെത്താം. ടേബിള്‍ നോക്കുക. ഓരോ നിക്ഷേപകന്റെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ചും, നിക്ഷേപകാലയളവിനനുസരിച്ചും, റിസ്‌ക് എടുക്കാനുള്ള കഴിവിനനുസരിച്ചും വേണം യഥാര്‍ത്ഥ നിക്ഷേപമാര്‍ഗം തെരഞ്ഞെടുക്കാന്‍. ലക്ഷ്യമാണ് പ്രധാനം, അതിന് കണ്ടെത്തുന്ന മാര്‍ഗം പ്രശ്‌നമില്ല. അതുപോലെ തന്നെയാണ് നിക്ഷേപത്തിന്റെ കാര്യവും. വ്യക്തമായ ലക്ഷ്യബോധത്തോടും തയ്യാറെടുപ്പുകളോടും കൂടിയ നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായവും മനഃസമാധാനവും നല്‍കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വന്തമായി ഭവനം എന്ന വലിയൊരു ലക്ഷ്യം ചെറിയ നിക്ഷേപത്തിലൂടെ നേടാന്‍ കഴിയുന്നത് വ്യക്തമായി നേരത്തെ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ്. ഇങ്ങനെ നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്വപ്‌നങ്ങളെയും ലക്ഷ്യങ്ങളാക്കുക. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും കൈവരിക്കേണ്ട എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുമ്പോള്‍ ഏതാണ് പ്രാധാന്യമുള്ളത്, പ്രാധാന്യമില്ലാത്തത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ജീവിതത്തിലെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെ തിരിച്ചറിയാനായില്ലെങ്കില്‍ അനാവശ്യ കാര്യങ്ങള്‍ക്കായി പണം നമ്മള്‍പോലുമറിയാതെ ചെലവായിക്കൊണ്ടിരിക്കും. നേടേണ്ട എല്ലാ ലക്ഷ്യങ്ങളും പ്ലാന്‍ ചെയ്യുന്നതിലൂടെ മാത്രമേ എത്രയാണ് ഓരോരുത്തരും അതിനായി നിക്ഷേപിക്കേണ്ടതെന്ന് മനസിലാക്കാനാകൂ. അപ്പോഴെ സ്വന്തം ശമ്പളം കൂട്ടാനും മറ്റൊരു ഉയര്‍ന്ന ജോലിയിലേക്ക് മാറാനുമൊക്കെ ശ്രമിക്കൂ. മുന്നില്‍ ലക്ഷ്യങ്ങളുണ്ടായാലേ അവയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പരിശ്രമിക്കാന്‍ പോലും കഴിയൂ. ലക്ഷ്യം മുന്നിലില്ലെങ്കില്‍ സമ്പാദിക്കേണ്ട ആവശ്യം തന്നെയില്ലല്ലോ? ജീവിതത്തിലെ നിങ്ങള്‍ നേടാനാഗ്രഹിക്കുന്ന സ്വപ്‌നങ്ങളും, അവയെല്ലാം കൈവരിക്കേണ്ട സമയവും നമുക്ക് കൃത്യമായിട്ടറിയാമെങ്കില്‍ എന്തുകൊണ്ട് അവയെല്ലാം ലക്ഷ്യങ്ങളാക്കി പ്ലാന്‍ ചെയ്തുകൂടാ. നിങ്ങളുടെ എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള ശരിയായ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ഓരോരുത്തര്‍ക്കും യോജിച്ച ഫിനാന്‍ഷ്യല്‍ പ്ലാനിംഗും ശരിയായ മാര്‍ഗനിര്‍ദേശവും മെച്ചപ്പെട്ട ഫലങ്ങളും ലഭിക്കാന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുക. സന്തോഷകരമായ ജീവിതത്തിനു നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളെയും ലക്ഷ്യങ്ങളാക്കാനും അവ കൈവരിക്കാനും എല്ലാവര്‍ക്കുമാകട്ടെ. ഉത്തരം: കാത് കുത്തുന്നത് അനുവദനീയമാണോ അല്ലയോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കാത് കുത്തുന്നതിനെ അനുവദീനയമായിട്ടാണ് ഹനഫീ മദ്ഹബും ഹമ്പലീ മദ്ഹബും കാണുന്നത്. ഇമാം ശാഫിഈയും(റ) ഹമ്പലീ മദ്ഹബുകാരായ ഇബ്‌നുല്‍ ജൗസിയും ഇബ്‌നു അഖീലും അത് നിഷിദ്ധമാണെന്നാണ് അഭിപ്രായപ്പെടുന്നത്. പ്രമാണങ്ങള്‍ക്ക് നിരത്തികൊണ്ടല്ല അവര്‍ ആ അഭിപ്രായത്തിലെത്തുന്നത്. മറിച്ച്, പ്രത്യേകിച്ച് പ്രാധാന്യമോ അല്ലെങ്കില്‍ അനിവാര്യതയോ ഇല്ലാത്ത പ്രവര്‍ത്തി മുഖേന ശരീരത്തിന് പ്രയാസം (ശരീരത്തിന് വേദന) സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന അടിസ്ഥാനത്തിലാണത്. പ്രബലമായ അഭിപ്രായം അനുവദനീയമാണെന്ന ഒന്നാമത്തെ അഭിപ്രായമാണ്. ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ‘ഈദ് ദിനം പ്രവാചകന്‍(സ) പുറപ്പെടുകയും തുടര്‍ന്ന് നമസ്‌കരിച്ച് ഖുത്വുബ നിര്‍വഹിക്കുകയും ചെയ്തു(ബാങ്കും ഇഖാമത്തും കൊടുത്തില്ല- ഈദ് നമസ്‌കാരം പിന്നീട് സ്ത്രീകള്‍ വന്നു. പ്രവാചകന്‍(സ) അവരെ ഉപദേശിക്കുകയും, ഓര്‍മപ്പെടുത്തുകയും, ദാനധര്‍മങ്ങല്‍ നല്‍കുവാന്‍ കല്‍പിക്കുകയും ചെയ്തു. അവരുടെ കഴുത്തിലും ചെവിയിലും തൂങ്ങികിടക്കുന്നതായി (അലങ്കാരത്തിനായി ഉപയോഗിക്കുന്നവ) ഞാന്‍ കണ്ടു. അവര്‍ അത് ബിലാലി(റ)ന് നല്‍കുകയും പിന്നീട് ബിലാല്‍(റ) വീട്ടിലേക്ക് മടങ്ങുകയും ചെയ്തു’. മറ്റു റിപ്പോര്‍ട്ട് പ്രകാരം സ്വഹാബി വനിതകള്‍ കഴുത്തിലും(ഖുറസ്) കാതിലും (സിഹാബ്) അണിഞ്ഞിരുന്നതിന് പ്രമാണങ്ങളുണ്ട്. ഹലാൽ അറുത്ത മാംസം മാത്രമല്ല, ജീവിതത്തിന്റെ വെണ്മയുമാണ്! ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും എന്നാല്‍, മൂക്ക് കുത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പ്രമാണങ്ങള്‍ കാണാന്‍ കഴിയുകയില്ല. മുസ്‌ലിം സ്ത്രീകള്‍ക്കിടിയിലെ അലങ്കാര രീതിയായി മൂക്ക് കുത്തുന്നതിനെ കാണുന്നുവെങ്കില്‍ അത് അനുവദനീയമാണ്. കാത് കുത്തുന്നത് അനുവദനീയമാണെന്നരിക്കെ, അതിലേക്ക് ചേര്‍ത്തുകൊണ്ടാണ്(ഖിയാസ്) മൂക്ക് കുത്തുന്നതും അനുവദനീയമാണെന്ന അഭിപ്രായത്തിലെത്തുന്നത്. പക്ഷേ, അത് ശരീരത്തിന് ഉപദ്രവമോ, പ്രശ്‌നമോ സൃഷ്ടിക്കാവതല്ല. പ്രവാചകന്‍(സ) പറയുന്നു: ‘സ്വന്തത്തിനും മറ്റുളളവര്‍ക്കും ഉപദ്രവമേല്‍പ്പിക്കരുത്’. മുഹമ്മദ് ബിന്‍ സാലിഹ് ഉസൈമീന്‍ തന്റെ ‘മജ്മൂഅ് ഫതാവയില്‍’ പറയുന്നു: ‘ഈ വിഷയവുമായി (മൂക്ക് കുത്തല്‍) ബന്ധപ്പെട്ട് പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. കാരണം, അത് മനുഷ്യനെ വികൃതമാക്കുന്ന മാതൃകയായിട്ടാണ് നാമെല്ലാവരും കാണുന്നത്. ഒരുപക്ഷേ, നമ്മളല്ലാത്ത ആളുകള്‍ അങ്ങനെ കാണുന്നുമില്ല. ഇനി, ഒരു നാട്ടില്‍ മൂക്ക് കുത്തുന്നതിനെ സത്രീയുടെ അലങ്കാരമായി കാണുന്നുവെങ്കില്‍ അതില്‍ പ്രശ്‌നവുമില്ല’. അതോടൊപ്പം, വിശ്വാസികളല്ലാത്തവരുടെ ആചാര-അനുഷ്ഠാനങ്ങള്‍ അനുകരിച്ചാണ് മൂക്ക് കുത്തുന്നതെങ്കില്‍ അത് അനുവദനീയമല്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതുമാണ്. by അബ്ദുല്‍ അസീസ് അൻസാരി പൊന്മുണ്ടം ഹലാൽ അറുത്ത മാംസം മാത്രമല്ല, ജീവിതത്തിന്റെ വെണ്മയുമാണ്! ഹലാല്‍ ഉല്‍പന്നങ്ങള്‍ മാറുന്ന ലോകവും മാറേണ്ട കാഴ്ചപ്പാടുകളും by ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്‌ by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി അര്‍നോള്‍ഡ് ടോയന്‍ബി കണ്ട മതവും സംസ്‌കാരവും-2 യു.എസ് ഇടപെടലിലൂടെ സിറിയ വീണ്ടും കത്തുമ്പോള്‍ യുദ്ധത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍; ഗസ്സയിലെ യുവാക്കള്‍ പറയുന്നു ബാബരിയില്‍ നിന്നും മഥുര ഈദ്ഗാഹ് മസ്ജിദിലേക്കുള്ള ദൂരം ഫിഫ അറബ് കപ്പില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം ലിബിയ: സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം വഖഫ് സംരക്ഷണം; പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാറ്റമില്ല: കെ.എന്‍.എം നെയ്യാറ്റിന്‍കര ആത്മഹത്യ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും അടിയന്തര ഇടപെടലിന് Samakalika Malayalam നെയ്യാറ്റിന്‍കര ആത്മഹത്യ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം പിണറായി വിജയന്‍, മരിച്ച രാജന്റെ മകന്‍ ഫയല്‍ ചിത്രം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കലിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും വീട്ടമ്മയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചു നല്‍കും. സംരക്ഷണവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ഉറപ്പില്‍ വലിയ പ്രതീക്ഷയില്ലെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹായിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നല്ലതാണ്. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണില്‍ തന്നെ താമസിക്കാനാണ് ഇഷ്ടം. ഇതിന് എല്ലാവരും സഹായിക്കണം. പൊലീസും മറ്റും ഇനിയും കള്ളക്കേസെടുത്ത് തങ്ങളെ വേട്ടയാടുമെന്ന് പേടിയുണ്ടെന്നും രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേസ് നല്‍കിയ വസന്ത എന്ന സ്ത്രീക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ വീട്ടിലെത്തി കുട്ടികളെ കണ്ടു. മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടുവളപ്പില്‍ അടക്കുന്നതിനെ പൊലീസ് തടയില്ലെന്ന് എംഎല്‍എ കുട്ടികള്‍ക്ക് ഉറപ്പു നല്‍കി. ഇന്നലെ രാജന്റെ മൃതദേഹം അടക്കാന്‍ നേരത്ത് പൊലീസ് കുട്ടികളെ തടഞ്ഞിരുന്നു. കുട്ടികള്‍ക്ക് സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. പഠന ചെലവും യൂത്ത് കോണ്‍ഗ്രസ് വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും അറിയിച്ചു. അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. സ്വന്തമായി വീടും വസ്തുവും ഇല്ലാത്ത രാജനും കുടുംബവും ഒഴിഞ്ഞുകിടന്ന പുറമ്പോക്ക് ഭൂമിയില്‍ വീട് കെട്ടിതാമസിക്കുകയായിരുന്നു. ഈ ഭൂമി ലക്ഷ്യം വെച്ച് അയല്‍വാസിയായി യുവതി പരാതി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ യുവതിയ്ക്കും ഭൂമിയില്‍ അവകാശമൊന്നുമില്ല. അതിനാല്‍ തന്നെ പരാതിപ്പെടാന്‍ അര്‍ഹതയും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. രാജനും കുടുബവും വക്കീലിനെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹവും നടപടികളെക്കുറിച്ച് കുടുംബത്തെ അറിയിച്ചിരുന്നില്ല. പൊലീസ് യുവതിയുടെ സ്വാധീനത്തിന് വഴങ്ങിയെന്നും സാവകാശം നല്‍കാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ട് പോലും ഇത് മറികടന്നാണ് പൊലീസ് നടപടികളുമായി മുന്നോട്ട് നീങ്ങിയതെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. മരിച്ച രാജന്റെ മൃതദേഹം മറവുചെയ്യാന്‍ മകന്‍ കുഴിയെടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തടയുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ''ഈ ചൂണ്ടുവിരല്‍ പിണറായി പൊലീസിന് നേരെയാണ്'' 'ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ സാധിച്ചില്ല അനാഥരായ കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് (വീഡിയോ ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കേരളത്തില്‍ പച്ചക്കറിക്ക് തീവില പക്ഷെ കര്‍ഷകര്‍ക്ക് ലാഭമില്ല നിരവധി പ്ലസുകളുമായി പുതിയ Tata Ace Gold Diesel+ വരുന്നു! പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്ബനി പുതിയ ‘ബില്‍റ്റ് ടു… പുതിയ ഇന്ത്യന്‍ ചീഫ് ലൈനപ്പ് ഇന്ത്യയില്‍ ആരംഭിച്ചു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉത്സവാഘോഷങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി വാഹന… മരക്കാര്‍ ആദ്യ ദിന കേരള ഷോ കളക്ഷന്‍ അറിയാം കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021 മുംബൈയില്‍ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ്… നിങ്ങളിങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാണ് ഭായ് ജയറാമിനോട് ആരാധകര്‍ ഷവറിലെ കുളി: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍! ‘മരക്കാര്‍’ ആദ്യ പകുതിയെ പുകഴ്ത്തി പ്രേക്ഷകര്‍ ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ് ശതാവരി എന്ന ഔഷധസസ്യത്തിന് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന്… മക്കോട്ടദേവ അഥവാ ദേവപ്പഴം ശാസ്ത്രലോകം പറയുന്നു കടുക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലുണ്ട് ഈ കാരണങ്ങൾ തിരുവനന്തപുരം: യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹരശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. തിരുവനന്തപുരം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിജെ നൈറ്റ് സംഘടിപ്പിച്ച് എസ്എഫ്ഐ. ദീപാവലി ദിനത്തിലാണ് നാനൂറിലധികം മെഡിക്കൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടന്നത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഡിജെ നൈറ്റ് തിരുവനന്തപുരം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നത്. അടച്ചിട്ട ഹാളിൽ നടത്തുന്ന പരിപാടികൾക്ക് 100 പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന സർക്കാർ നിർദ്ദേശവും നിലനിൽക്കെയാണ് കോളേജിലെ എസ്എഫ്ഐ യൂണിയന്‍റെ കൊവിഡ് മാനദണ്ഡ ലംഘനം. കോളേജിൽ നിന്നും ആഘോഷപരിപാടികൾക്ക് അനുമതി ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കോളേജിൽ ഇൻഡോർ ഔട്ട്ഡോർ പരിപാടികൾ നടത്തരുതെന്ന അധികൃതരുടെ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. കോവിഡ് ചട്ടങ്ങൾ എല്ലാം കാറ്റിൽപറത്തിയുള്ള ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ എസ്എഫ്ഐ യൂണിയൻ നടത്തിയ ദീപാവലി ആഘോഷത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ദീപാവലി ദിനത്തിൽ രാത്രി 7 :30 മുതൽ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തത് നാനൂറിലധികം മെഡിക്കൽ വിദ്യാർഥികൾ ആണ് സംസ്ഥാനത്ത് രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാർഥികളടക്കം നിയമം ലംഘിക്കുന്നത്. പിണറായി വാഴ്ത്തിപ്പാടിയത് ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ നേട്ടം നീതി ആയോഗ് റിപ്പോർട്ട് പുതിയ കൊവിഡ് വകഭേദം ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ; വിമാന കൊവിഡ് ഒമിക്രോണ്‍ വകഭേദം: കേരളത്തിന് ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം; അറിയിച്ച് ആരോഗ്യമന്ത്രി മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ കേരളത്തോട് വിശദീകരണം തേടി ജോലി വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ചു; ഡിസംബർ 1 മുതല്‍ അനിശ്ചിതകാല സമരത്തിന് കൊവിഡ് ഒമിക്രോണ്‍ വകഭേദം; പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു ഒമിക്രോണ്‍ അത്യന്തം അപകടകാരി; കൊവിഡിന്‍റെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന മഴ: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല ഒടുവില്‍ സിഐക്ക് സസ്പെന്‍ഷന്‍ പ്രതിപക്ഷ സമരം വിജയം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു കാക്കിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ച് സർക്കാർ; 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ മൊഫിയയുടെ മരണം: പരാതി നല്‍കാനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ തുടർക്കഥ; ആഭ്യന്തരവകുപ്പും പൊലീസും നോക്കുകുത്തിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മറുപടി ‘ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനം? അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം’ അവശ്യസാധനങ്ങളുടെ തീവില; തക്കാളിപ്പെട്ടി താഴിട്ട് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു; ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിടും ‘ഒപ്പമുണ്ട് സർക്കാർ’ എന്ന പരസ്യവാചകത്തിലെ പൊള്ളത്തരം സമൂഹത്തിന് ബോധ്യപ്പെട്ടു, കുടുംബത്തിന് നീതി കിട്ടിയേ കേരളത്തിലെ ആദ്യ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു HomeKSEBകേരളത്തിലെ ആദ്യ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു കേരളത്തിലെ ആദ്യ 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു കുന്ദമംഗലത്ത് സ്ഥാപിക്കുന്ന 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്‌റ്റേഷന്റെ നിർമാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിര്‍വ്വഹിക്കുന്നു ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് എല്ലാ ഭാഗത്തേക്കും വൈദ്യുതി എത്തിക്കുന്ന 220 കെ.വി ലൈനുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. ഇതു പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് കുറവിനു പരിഹാരമാകും. 9,715 കോടി രൂപ ചെലവു വരുന്ന പദ്ധതി രണ്ടു ഘട്ടമായാണ് സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5,623 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 4,092 കോടി രൂപയുമാണ് ചെലവ്. ഇപ്പോള്‍ ശരാശരി 2,900 മെഗാവാട്ട് വൈദ്യുതിയാണ് കേരളം പുറത്തുനിന്ന് വാങ്ങുന്നത്. അതു 2022ല്‍ 4000 മെഗാവാട്ട് ആകുമെന്നാണ് കണക്കാക്കുന്നത്. അത്രയും വൈദ്യുതി തടസമില്ലാതെ കൊണ്ടുപോകുന്നതിനു പ്രസരണശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രസരണ ശൃംഖലയിലെ നാല് 400 കെ.വി, ഇരുപത്തിനാല് 220 കെ.വി സബ് സ്റ്റേഷനുകളും അനുബന്ധമായി 4,500 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനുകളുമാണ് കൂട്ടിച്ചേര്‍ക്കുന്നത്. പ്രസരണ ശൃംഖലയുടെ നഷ്ടം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കുന്ദമംഗലത്ത് 110 കെ.വി സബ് സ്റ്റേഷന്‍ കോംപൗണ്ടില്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷനാണ് നിര്‍മിക്കുന്നത്. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. ചീഫ് എന്‍ജിനീയര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയോര ഹൈവേ (SH59):ജില്ലയിലെ പുതുക്കിയ അലൈൻമെന്റിൻ അംഗീകാരം കളിമണ്ണ‌് കിട്ടിത്തുടങ്ങി; ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികൾ ഉണരുന്നു കോഴിക്കോട് ഇന്റര്‍നാഷണല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം ഇന്നും ഒരു സ്വപ്‌നം മാത്രം റെനൗൾട്ട് കെ ഡ്ബ്ല്യു ഐ ഡി നിസ്സാൻ ടെറാറെനൗൾട്ട് കെ ഡ്ബ്ല്;യു ഐ ഡി യുടെ വീഡിയോകൾ: വിദഗ്ഢരുടെ അവലോകനങ്ങൾ, ടെസ്റ്റ് ദ്രൈവുകൾ, താരതമ്യങ്ങൾ വളരെ നാളുകളായി യാന്ത്രികതയാണല്ലോ ജീവിതം, അദ്ദേഹത്തിൻ്റെ വിയോഗത്തിന് ശേഷം ഓട്ടപാച്ചിലാണ്. ചായ, Breakfast, Lunch, പത്രവായന, കുളി, മക്കളുടെ കാര്യങ്ങൾ എല്ലാ ജോലികളും വേഗം ചെയ്തു തീർത്ത് പരീക്ഷാ ജോലിക്കായി കോളേജിലേക്ക് പോയി. തിരിച്ച് വീട്ടിൽ എത്തിയ ഞാൻ താള് വാടിയ പോലെ ആകെ ക്ഷീണിതയായിരുന്നു കോവിഡിന് ശേഷം ആദ്യമായി ജോലിക്ക് പോയതാണ്, ആകെ അസ്വസ്ഥയായ ഞാൻ മക്കളുടെ കാര്യങ്ങൾ തീർത്ത് വിശ്രമത്തിൽ ഏർപ്പെട്ടു.. തലവേദനയുടെ കാഠിന്യം ഒരു സിസോയുടെ ചലനം പോലെ കുറയും,കൂടും അങ്ങനെ കാഴ്ച മങ്ങിയും, ശബ്ദം കേൾക്കാൻ പറ്റാതെയും ആ Flat നകത്ത് 4 ദിവസം കഴിച്ചുകൂട്ടി.. ഏതൊരു കാര്യത്തിനും ഒരു അവസാനമെന്ന പോലെ, ആ ദിവസത്തിൻ്റെ ത്രിസന്ധ്യയിൽ എൻ്റെ എല്ലാം ഞരമ്പുകളെയും തളർത്തു മാറ് വേദനയുടെ കാഠിന്യമേറുകയും, ഛർദി, ബ്ലഡ് പ്ലഷർ എന്നിവയേറി വരുകയും ചെയ്തു… ഏതോ മായാവലയത്തിലെ അസ്തമയം പോലെ, എന്നിൽ നിന്ന് മൺമറഞ്ഞു പോയ എൻ്റെ സ്നേഹഭാജനങ്ങളും, ജീവൻ്റെ പാതിയും അടുത്തെത്തി വരിഞ്ഞു കെട്ടുകയാണോ എന്നു പോലും തോന്നി ” പോയവർ ഇങ്ങനെ ഒക്കെ വരുമോ.. ഒരിക്കലുമില്ല, അതിൽ ഒട്ടും വിശ്വാസം ഇല്ലാത്തതാണ് ഞാൻ, അപ്പോഴും എൻ്റെ അകത്താരിൽ പ്രാണൻ്റെ പ്രാണനായ മക്കൾ എന്നെ കാര്യമാത്ര ശ്രദ്ധിച്ചിരുന്നു. അവരെ ഞാൻ ശ്രദ്ധിച്ചു. കുഞ്ഞുങ്ങൾക്ക് ശക്തി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു. ബന്ധങ്ങളുടെ തീവ്രത, ആഴം, പവിത്രത, കാഠിന്യം, നൈർമല്ല്യം ഇതെല്ലാം അറിയുന്നത് ഒരു ആപത്ത് ഘട്ടം വരുമ്പോഴാണ്… എൻ്റെ രക്തബന്ധങ്ങൾ സഹോദരങ്ങൾ ഓടി വന്ന് എല്ലാ കാര്യങ്ങളും ചെയതു തന്നു. അതാണ് വേദനയെക്കാൾ ഉപരി മന സന്തോഷത്തെ തന്നത്… മിന്നായം പോലെ ആയിരുന്നു എല്ലാം ഞാൻ ദർശിച്ചത്. വർഷങ്ങളായി എൻ്റെ തലച്ചോറിനെ കാർന്നുതിന്നുന്നതാണ് ഈ മൈഗ്രേയ്ൻ…. പക്ഷേ മനോബലവും, കൃത്യനിഷ്ഠയും, ആഹാരക്രമവും കൊണ്ട്, വലിയ അപകടമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു… പക്ഷേ ഇതെന്തോ ,ഞാൻ സ്വയം ഓർത്തു ” എതൊരു വണ്ടിയും കുറെ സ്വയം ഓടുമ്പോൾ ഒന്ന് വർക്ക്ഷോപ്പിൽ കയറ്റേണ്ടി വരും” അതു തന്നെ തീർച്ച…. പക്ഷേ കുടുംബക്കാർ എല്ലാവരും എനിക്ക് കരുത്തും, ശക്തിയും തന്ന് എന്നോടു കൂടി ഉണ്ടായി…. ആശുപത്രിയിലെ ജാലകത്തിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരുന്നിട്ട് ഞാൻ ഇത്രയും അനുഭവം അക്ഷരങ്ങളാൽ പകർത്തി…. ഇന്നലെയും, മിനിഞാന്നുമായി രാത്രി ഉറങ്ങി സെപ്റ്റംബർ മൂന്നു മുതൽ 22 വരെ വളരെ വിരളമായിരുന്നു രാത്രി ഉറക്കം) തൃശൂർ സൺ ആശുപത്രിയിലെ 207 നമ്പർ മുറിയിൽ 4,5 ദിവസം അങ്ങിനെ കഴിച്ച് കൂട്ടണം എന്ന നിയോഗമുണ്ടായിരുന്നിരിക്കാം… ഈ മുറിക്കപ്പുറം എൻ്റെ കട്ടിലിൽ നിന്ന് വിദൂരതയിലേക്ക് ജാലകത്തിലുടെ മിഴികൾ പായിച്ചപ്പോൾ ഹോട്ടൽ അശോക ഇൻ, ഞായറാഴ്ചയുടെ അവധിയിൽ ഒറ്റയ്ക്കും തെറ്റയ്ക്കും പോകുന്ന വാഹനങ്ങൾ… അപൂർവ്വമായ കാൽനടയാത്രക്കാർ…. വേദന കുറഞ്ഞതുകൊണ്ട് ഞാൻ സ്വയം എഴുതി നോക്കിയതാ ” എൻ്റെ തലച്ചോർ അവിടെയില്ലേ ഓർമ്മകൾക്ക് കോട്ടം തട്ടിയിട്ടില്ലല്ലോ എന്നൊക്കെ പരിശോധിക്കാനായി “.. ചോലമരക്കാട്ടിലൂടെ ഇറ്റിറ്റു വീഴുന്ന നീർത്തുള്ളി പോലെ എൻ്റെ സാഹിത്യ സൃഷ്ടികൾ വായനക്കാരുടെ മുന്നിലേക്കും, ലോകത്തിൻ്റെ വിവിധ തലത്തിലേക്കും ചിന്തനീയമാക്കി കൊണ്ട്……✍🏼✍🏼 ഫിലോമിനയുടെ സങ്കടങ്ങൾ (കഥ) – സുനു വിജയൻ സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം. കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ അവൾ _ജീവിതത്തിന്റെ ഏതോ ഒരു ദശാ സന്ധിയിൽ ഒറ്റയാവാൻ വിധിക്കപ്പെട്ടുപോയവൾ അവഗണനയുടെ ആഴക്കടലിൽ അറിയാതെ വീണ് പോയവൾ എല്ലാരുമുണ്ടായിട്ടും അനാഥയെന്ന തിരിച്ചറിവിൽ മനസ് നിർവികാരതയുടെ മഞ്ഞു മൂടിയ തീരമണഞ്ഞവൾ നഷ്ടങ്ങളുടെ ഒരുകടൽ സ്വന്തമാക്കി പതിയെ മനസിനെ ഓർമ്മയിലെ ക്രിസ്തുമസ് ലേഖനമത്സരം – (6) കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത് മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’ മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ മാതാപിതാക്കളുടെ ഇടപെടൽ യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക് സ്വതന്ത്ര ചിന്തയാണു മനുഷ്യന്റെ പുരോഗതിക്കും നാഗരികതയ്ക്കും സംസ്കാരത്തിനും പാതയൊരുക്കിയത്. അന്ധവിശ്വാസങ്ങള്‍ എന്നും പുരോഗതിയെ തടഞ്ഞിട്ടേയുള്ളു. മാനസികാടിമത്തത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതു മാത്രമാണ് ഈ ബ്ലോഗെഴുത്തിന്റെ ലക്ഷ്യം.! ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ? ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത ഉണ്ടായതെങ്ങനെ ? ദൈവത്തിനു തന്റെ സൃഷ്ടികളോടു ആശയവിനിമയം നടത്താന്‍ സ്വന്തമായ ഭാഷയുണ്ട് എന്നു ഞാന്‍ മുമ്പൊരു പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാഷ എന്ന എന്റെ പ്രയോഗത്തിന്റെ അര്‍ത്ഥം പോലും മനസ്സിലാകാത്ത കുറേ പേര്‍ അന്ന് എന്ന കൂവിവിളിച്ചു ഇവിടെ ഞാന്‍ “ദൈ വം” എന്നു പറഞ്ഞത് പ്രകൃതി എന്ന അര്‍ത്ഥത്തിലാണ്. അല്ലാതെ ആകാശത്തു മീശയും പിരിച്ച് കണ്ണുരുട്ടിക്കാട്ടി കള്ളിത്തുണിയുടുത്ത് മലപ്പുറം കത്തി കാട്ടി കസേരയില്‍ കുത്തിയിരുന്ന് കാര്യസ്ഥന്മാരെ അയച്ചു പ്രപഞ്ചം ഭരിക്കുന്ന ആ ഇറച്ചി വെട്ടുകാരന്‍ അദൃമാന്‍ സ്റ്റൈല്‍ ദൈവം അല്ല ! പ്രകൃതി എല്ലാ ജീവജാലങ്ങളിലും അവയുടെ നിലനില്‍പ്പിനാ വശ്യമായ “ധാര്‍മ്മികത” അവയുടെ ജൈവ രാസഘടനയില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നൈസര്‍ഗ്ഗികമായ ജന്മവാസനകളാലാണു നാം സ്നേഹം ദയ, സഹജീവികളോടുള്ള സഹാനുഭൂതി തുടങ്ങിയ ഒട്ടേറെ മൂല്യങ്ങള്‍ ആര്‍ജ്ജിക്ക ുന്നത്. മനുഷ്യരെ സംബന്ധിച്ചേടത്തോളം ഈ കേവല ജന്മവാസനകള്‍ക്കപ്പുറം അനുഭവങ്ങളിലൂടെ വികസിച്ചു വന്ന ഉയര്‍ന്ന തരം സാമൂഹ്യ മൂല്യങ്ങളും കൂടി ചേരുന്നു. അങ്ങനെയാണു മനുഷ്യര്‍ പരിഷ്കൃത സദാചാര ജീവികളായി മാറിയത് [ ഫെയ്സ്ബുക്കിലെ ഒരു ചര്‍ച്ചയില്‍ നിന്ന് ] എം എഫ് ഹുസൈനും ഇസ്ലാമും ! പ്രബോധനം മെയ് 7 ചോദ്യോത്തര പംക്തിയിലെ ഒരു ചോദ്യവും ഉത്തരവും നോക്കുക ഞാന്‍ ഒരു വിദ്യാര്‍ത്ഥിനിയാണ്. എനിക്കു ചിത്രം വരക്കാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ എന്റെ മദ്രസയിലെ ടീച്ചര്‍ പറയുന്നു എല്ലാ ചിത്രം വരക്കുന്നവരും നരകത്തിലാണെന്ന്. ഇതു ശരിയാണോ? പി അസ്ന, പച്ചാട്ടിരി. ഉത്തരം “ജീവികളുടെ കോലങ്ങള്‍ നിര്‍മ്മിക്കുന്നത് നബി നിരോധിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍ ചിത്രം വരക്ക് ഈ നിരോധനം ബാധകമാണോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട് ചെടി പൂവ് നദി പോലുള്ള അചേതന വസ്തുക്കളുടെ ചിത്രം അനുവദനീയമാണ്.” ഇവിടെ മുജീബ് യഥാര്‍ത്ഥത്തില്‍ ഉരുണ്ടു കളിക്കുകയാണ്. ചിത്രം വരക്കാന്‍ പാടില്ല എന്നു വ്യക്തമായും പറയുന്ന മതപ്രമാണങ്ങള്‍ ഉണ്ട്. ജീവികളെ വരച്ചാല്‍ പരലോകത്ത് മലക്കുകള്‍ വന്ന് അവയ്ക്ക് ജീവന്‍ നല്‍കാന്‍ പറയും. അതു സാധ്യമാകും വരെ പീഢിപ്പിക്കും എന്ന് ഹദീസിലുണ്ട്. എം എഫ് ഹുസൈനെ ആഘോഷിച്ച ‘മാധ്യമങ്ങള്‍’ അദ്ദേഹത്തിന്റെ ചിത്രകല ഇസ്ലാമികമായി ശരിയോ തെറ്റോ എന്നു ചര്‍ച്ച ചെയ്തില്ല. എം എഫ് ഹുസൈന്‍ ചിത്രം വരക്കുക എന്ന തെറ്റു മാത്രമല്ല ചെയ്തത് ജീവനുള്ള ജന്തുക്കളെ വരച്ചു. മനുഷ്യരെ വരച്ചു മനുഷ്യരെ നഗ്നരായും വരച്ചു. തീര്‍ത്തും ഹറാമായ പണിയായിരുന്നില്ലേ അതൊക്കെ എന്നിട്ടും ഇസ്ലാമിക മാധ്യമങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയത് ഹിന്ദു വര്‍ഗ്ഗിയവാദികള്‍ അദ്ദേഹത്തെ വേട്ടയാടിയതിന്റെ പശ്ചാതലം മുതലാക്കാന്‍ മാത്രമായിരുന്നു ! ചിത്രവും ശില്പവും സംഗീതവും കവിതയും കഥയും കളികളുമെല്ലാം പൈശാചികവൃത്തികളായാണു ഇസ്ലാമിന്റെ പ്രമാണങ്ങള്‍ ചിത്രീകരിക്കുന്നത്. മനുഷ്യര്‍ സന്തോഷിക്കുന്നത് വരട്ടു ദൈവങ്ങള്‍ക്ക് ഇഷ്ടമല്ല. 30 വര്‍ഷത്തിലേറെക്കാലമായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നു ഏ വി ജോസ് കുറ്റിപ്പുഴ നഗര്‍ തൃശ്ശൂര്‍. മുജാഹിദ് അറബിക് കോളേജില്‍ നടന്ന സംവാദം 1 മുജാഹിദ് അറബിക് കോളേജില്‍ നടന്ന സംവാദം 2 സുശീല്‍ കുമാറിന്റെ അടിപൊളി ലെഖനം: ആരെടാ ഈ യുക്തിവാദി? മതവും ശാസ്ത്രവും TK രവീന്ദ്രനാഥിന്റെ ലേഖനം ആനയ്ക്കും പട്ടിക്കും കാട്ടു പോത്തിനും ധാര്‍മ്മികത എം എഫ് ഹുസൈനും ഇസ്ലാമും ! സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി. കൊല്ലം ജില്ലയില്‍ ഇന്നലെ (ജൂലൈ 13) 1404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 830 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1394 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം Read more » 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. തിരുവനന്തപുരം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്ബുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്ബുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇവ സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്‌ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രെെഡേ ആചരിക്കണം. മലിനജല സമ്ബര്‍ക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്ബര്‍ക്കത്തില്‍ വരുന്ന സന്നദ്ധ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്ബോള്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ സങ്കീര്‍ണതകളും മരണവും ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍ മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ഒരു പാര്‍ട്ടിയിലും അംഗമല്ല; ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും: കങ്കണ വീട്ടമ്മ പൊളളലേറ്റു മരിച്ചതില്‍ ദുരൂഹത; യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 23 മരണം തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ റെയ്ഡ് ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍ ഡല്‍ഹിയിലും ഒമൈക്രോണ്‍; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച്‌ യൂസഫലി പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമാണ് ഓഫർ. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫർ. വിവരം അറിഞ്ഞ് രാവിലെ മുതൽ തന്നെ കടയ്ക്കു മുൻപിൽ ആളുകളുടെ നീണ്ടനിരയായിരുന്നു. രണ്ടു ചികൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്ബൂർ ബിരിയാണി കട ഈ ഓഫർ പ്രഖ്യാപിച്ചത്. രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതലും. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്‌നാട്ടിൽ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില. വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഈ ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു. ഐ എസ് എൽ; ബ്ലാസ്റ്റേഴ്സിന് സമനില കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന് നാളെ ചെണ്ടയിൽ അരങ്ങേറ്റം ആദിവാസി ദളിത് സംഗമം അവിസ്മരണീയമാക്കി കെ സി വേണുഗോപാല്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ മുൻമന്ത്രിമാരുൾപ്പടെ ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍ തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ രൂക്ഷ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം രാജസ്ഥാനിലും ഒമിക്രോണ്‍ കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കുടംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ വകഭേദം ബംഗളൂരൂവിൽ 16 പേർക്കെങ്കിലും ഒമിക്രോൺ ഭീഷണി: കോൺഗ്രസ് നേതൃത്വം ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ പേർക്ക് കോവിഡ് ഹൈ വേരിയന്റ് വൈറസ് ബാധിച്ചെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം. നവംബർ ഇരുപതിനു നടന്ന സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു: സലീംകുമാർ. – Christhavachintha സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു: സലീംകുമാർ. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിക്കുവാൻ പെന്തക്കോസ്ത് ആരാധനയിൽ പങ്കെടുത്ത സലീംകുമാറിന് പള്ളിയിലെ പാട്ടും പ്രാർത്ഥനയും കയ്യടിയും വല്ലാത്ത ഒരു അനുഭവമായി മാറി. ഈ സംഭവം നടക്കുന്നത് 2006 ൽ ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമയുടെ ലൊക്കേഷൻ പീരിമേടും പരിസരപ്രദേശങ്ങളും ആയിരുന്നു. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ക്രിസ്ത്യാനിയായ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്ന യുവാവ് അവളെ വിവാഹം കഴിക്കുന്നതിനുവേണ്ടി അയാൾ മതം മാറി സാമുവൽ എന്ന പേര് സ്വീകരിക്കുന്നു. മതം മാറിയിട്ടും പെൺ കുട്ടിയുടെ വീട്ടുകാർ സാമുവേലിനെ അംഗീകരിക്കാതെ വന്നു. എതിർപ്പുകളെ വകവെയ്ക്കാതെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഭാര്യ മരിച്ചതിനെ തുടർന്ന് മൂന്നു പെൺകുട്ടികളെ വളർത്തുന്ന സാമുവേൽ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥ. സാമുവൽ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് സലീംകുമാർ എന്ന നടൻ ആണ്. സംവൃത സുനിലിനാണ് നായിക. സിനിമയിൽ സലീംകുമാറിന്റെ കുടുംബം ഒരു പെന്തക്കോസ്ത് പശ്ചാത്തലം ആണ്. സംവിധായകന്റെ നിർദ്ദേശമായിരുന്നു ഏതെങ്കിലും ഒരു പെന്തക്കോസ്തു പള്ളിയിൽ രണ്ടു പ്രാർത്ഥനയിലെങ്കിലും സലീംകുമാർ പങ്കെടുക്കണം എന്ന്. ഒപ്പം സംവൃത സുനിലിനെയും കൂട്ടിക്കൊള്ളുവാൻ അറിയിച്ചു. കാരണം പള്ളിയിലെ ആരാധന സീനിലുണ്ട് അവർ ഇരുവരും. അധികം ബുദ്ധിമുട്ടില്ലാതെ പറവൂരിനടുത്തുള്ള പെരുമ്പടന്ന എന്ന സ്ഥലത്ത് ഒരു പെന്തക്കോസ്ത് മിഷന്റെ പള്ളി അതിനായി കണ്ടുപിടിച്ചു. ആ സഭാ പാസ്റ്ററെ കണ്ടു സമ്മതവും വാങ്ങി സംവൃതയ്ക്കൊപ്പം സലീംകുമാർ പ്രാർത്ഥനയ്ക്കായി പള്ളിയിൽ എത്തി. ആ പള്ളിയിൽ വെച്ച് തനിക്കുണ്ടായ അനുഭവം ആണ് മലയാള മനോരമ ദിനപത്രത്തിലെ ഞായറാഴ്ച എന്ന കോളത്തിലൂടെ(സലീംകുമാർ ജീവിതം എഴുതിത്തുടങ്ങുന്നു…) സലീംകുമാർ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തെ അതിശയിപ്പിച്ചത് ആ പള്ളിയിലുള്ള വിശ്വാസികളുടെ പ്രാർത്ഥനയാണ്. “ഈശ്വര എന്നെ മാത്രം രക്ഷിക്കണേ” എന്നുള്ള പ്രാർത്ഥന കേട്ടും പ്രാർത്ഥിച്ചും മാത്രം പരിചയമുള്ള സലീംകുമാർ പറയുന്നു “അന്യർക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു പറ്റം ആളുകൾ.” ‘സത്യത്തിൽ ആ പ്രാർത്ഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവം ആയിരുന്നു’. അവരുടെ പ്രാർത്ഥന ഒരു പുത്തൻ വെളിച്ചമായിരുന്നു. തനിക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്ത നായിക സംവൃതയുടെ മട്ടും ഭാവവും കണ്ടാൽ ഒരു പെന്തക്കോസ്തു വിശ്വാസിയെ പോലെ തന്നെ ആയിരുന്നു എന്നും സഭയിൽപെട്ട ഒരാളെ കല്യാണം കഴിച്ച് അവൾ അവിടെത്തന്നെ താമസിച്ചുകളയും എന്ന് തനിക്കു തോന്നിപോയി എന്നും പറയുന്നു. ഒരേയൊരു പ്രാർത്ഥനയിലൂടെ സ്പിരിച്വാലിറ്റിയുടെ അങ്ങേയറ്റത്ത് സംവൃത എത്തിയെന്നും സലീം പറയുന്നത് ആ പ്രാർത്ഥനയുടെ അനുഭവത്തിൽ നിന്നുമാകാം. ‘സിയോൻ മണവാളൻ യേശുരാജരാജൻ…’ എന്ന ഗാനത്തിന്റെ സീനിലൂടെ സലീംകുമാർ യഥാർത്ഥ വിശ്വാസിയെ പോലെ ആണ് കയ്യടിച്ച് പാടി അഭിനയിക്കുന്നത്. അനേക സിനിമകളുടെ സീനുകൾ പലതും ക്രിസ്തീയ ദേവാലയങ്ങളുടെ അകത്തും പരിസരങ്ങളിലും ചിത്രീകരണം നടത്തിയിട്ടുണ്ട്. പള്ളിയിലെ പുരോഹിതരായി പലനടന്മാരും അഭിനയിച്ചിട്ടുണ്ട്. എന്നാൽ സലീം കേവലം ഒരു വിശ്വാസിയായി അഭിനയിക്കാൻ രണ്ടുപ്രാവശ്യം പ്രാർത്ഥനയിൽ പങ്കെടുക്കുകയും ആരാധനയുടെ ഷോട്ട് എടുക്കുകയും ചെയ്തുള്ളൂ. പള്ളിക്കകത്തെ പ്രാർത്ഥനയെ ചുറ്റി പറ്റിയുള്ള ഒരു ചെറുസീനിൽ പങ്കെടുത്ത ഇവർ പറയുന്ന അനുഭവം പോലെ മറ്റൊരു നടീനടൻമാരും പറഞ്ഞതായി അറിയില്ല. അഭിനയിച്ചവർ ആരാധനയെ പറ്റി ഇങ്ങനെ പറയുമ്പോൾ ആരാധന അനുഭവിക്കുന്നവർ എന്തായിരിക്കണം പറയേണ്ടത്. എന്തായാലും ഈ അഭിനയത്തിലൂടെ സലിംകുമാറിന് മികച്ചനടനുള്ള രണ്ടാമത്തെ അവാർഡ് ലഭിക്കുകയും ചെയ്തു. “ഓർക്കുക ക്രിസ്തീയ ജീവിതം അഭിനയം അല്ല അനുഭവം ആണ്.” മലയാള ഭാഷയുടെ വികാസ പരിണാമങ്ങള്‍ -1 ചികിത്സയിലുള്ള രോഗികളുടെ എണ്ണം 87,000 ആയികുറഞ്ഞു; ഇന്നും രോഗസൗഖ്യം കിട്ടിയവർ രോഗബാധിതരെക്കാൾ കൂടുതൽ മുല്ലപ്പെരിയാര്‍ ഡാം – നാം അടിമകള്‍ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. തോപ്പിൽ ആന്റോ അങ്കമാലിയിലെ പഴയ കാലത്തെ ഒരു നിത്യ സാന്നിദ്ധ്യം. നാരങ്ങത്തോട് കോഴാമലയില്‍ ജോണ്‍സണ്‍ പ്രസാദ് നിത്യതയില്‍: സംസ്‌കാരം തിങ്കളാഴ്ച്ച. ബി.ബി.സി. ക്യാബിന്റെ അനാച്ഛാദനം റവ. കുര്യൻ സാമുവൽ നിർവ്വഹിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെ.സി. വേണുഗോപാല്‍. ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ കോവിഡ് 19 രോഗബാധ ഇന്ന് സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ഒരു വ്യക്തി കഴിഞ്ഞ മാർച്ച് 5 ന് ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ SG54 സ്പൈസ്ജെറ്റ് ഫ്ലൈറ്റിലെ പ്രസ്തുത ഫ്ലൈറ്റിൽ സഞ്ചരിച്ചവരിൽ കോഴിക്കോട് ജില്ലയിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പഞ്ചായത്ത്തല, വാർഡ്തല റാപ്പിഡ് റസ്പ്പോൺസ് ടീമിന് (RRT ഇത് സംബന്ധിച്ച വിവരമുണ്ടെങ്കിൽ ആയത് ഉടൻ തന്നെ ജില്ലാ തല RRTക്ക് കൈമാറേണ്ടതാണ് റെഡ് റിബൺ കാമ്പയിനും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു, 1962 മാര്‍ച്ച് 12നു് എറണാകുളത്തു് ജനിച്ചു. അച്ഛന്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്. അമ്മ വിക്ടോറിയ. അനുജന്‍ ജോസഫ് മാര്‍ട്ടിന്‍. സെന്റ് തെരേസാസ് കോണ്‍വെന്റിലാണു് പഠിച്ചതു്. മൂന്നാം വയസ്സില്‍ നൃത്തം പഠിച്ചു തുടങ്ങി. സുബ്രഹ്മണ്യം മാസ്റ്റര്‍, ശ്രീധരന്‍ മാസ്റ്റര്‍, അനിത ടീച്ചര്‍ തുടങ്ങിയവരാണു് പഠിപ്പിച്ചതു്. അമ്മയ്ക്കു് സ്വന്തം ബാലേ ട്രൂപ്പുണ്ടായിരുന്നു. നാട്ടിലും വിദേശത്തും ധാരാളം വേദികളില്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. 1969ല്‍ നവവധുവില്‍ ബാലനടിയായി സിനിമയിലെത്തി. ധാരാളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നടയില്‍ കാട്ടുറാണി, ലേഡീസ് ടെയ്ലര്‍, കല്യാണപ്പറവകള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. സജീവമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും വഴി മാറി. സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | നമ്മൾ ജനങ്ങൾ ഭരണഘടനക്കൊപ്പം ഭരണഘടന ജനസദസ്സുകൾ ജനകീയ ശാസ്ത്ര – സാംസ്‌കാരികോത്സവം ഒരുക്കങ്ങളായി വീട്ടുമുറ്റ നാടകം: പ്രൊഡക്ഷൻ ക്യാമ്പ് കണ്ണൂരിൽ സമാപിച്ചു 55 -ാം വാര്‍ഷികസമ്മേളനം 56-ാം സംസ്ഥാന വാര്‍ഷികസമ്മേളനം 57ാം സംസ്ഥാന വാർഷികം 58ാം സംസ്ഥാന വാർഷികം AIPSN/BGVS Friends of KSSP IRTC അറിയിപ്പ് ആദരാഞ്ജലികള്‍ ആരോഗ്യം കല-സംസ്കാരം കേരളപഠനം ഗ്രാമപത്രം ചന്ദ്രോത്സവം ജനറല്‍ സെക്രട്ടറിയുടെ കത്ത് ജനോത്സവം ജന്റര്‍ ജില്ലാ വാര്‍ത്തകള്‍ പത്രക്കുറിപ്പ് പത്രപ്രസ്താവന പരിപാടികള്‍ പരിഷത്തുകാര്‍ അറിയാന്‍ പരിസരം പുതു അറിവ് പുസ്തകങ്ങള്‍ പുസ്തക പ്രകാശനം പ്രമേയങ്ങള്‍ ബാലവേദി മാസികകള്‍ മേഖലാ വാര്‍ത്തകള്‍ യുവസമിതി യൂണിറ്റ് വാര്‍ത്തകള്‍ ലേഖനങ്ങള്‍ വാര്‍ത്തകള്‍ വികസനം വിജ്ഞാനോത്സവം വിദ്യാഭ്യാസം വിഷയസമിതി പരിപാടികൾ ശാസ്ത്രകലാ ജാഥ ശാസ്ത്ര സാംസ്ക്കാരികോത്സവം ശാസ്ത്രാവബോധം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍ സ്ത്രീപക്ഷം സ്ത്രീ സൗഹൃദം സൗരോത്സവം ദേശം ഒന്നാകെ തടവിലാണ്; നിരീക്ഷണത്തിലുമാണ് കവി കെ. സച്ചിദാനന്ദൻ ബിജു ആന്റണി കുടുബ സഹായ ഫണ്ട് കൈമാറി. ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വവും സാമൂഹിക ഉത്തരവാദിത്തം മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. Read Also മുല്ലപ്പെരിയാര്‍; പൊതുതാത്പര്യ ഹര്‍ജികള്‍ നാളെ സുപ്രിംകോടതിയില്‍ അതിനിടെ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി ‘കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ല, തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്ന അവസ്ഥ’; വി ഡി സതീശൻ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും കൂട്ടിക്കലില്‍ കനത്ത മഴ; പുല്ലകയാറില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ ആകെ കേസുകള്‍ 12 ആയി ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ശ്രമം; വസ്ത്രം, ഭക്ഷണം തുടങ്ങിയവയിൽ ആർഎസ്എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു, ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല; മമ്പറം ദിവാകരനെ വിമർശിച്ച് കെ സുധാകരൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മാമ്പറത്തെ താഴെയിറക്കി യുഡിഎഫിന് ജയം കൂട്ടിക്കലില്‍ കനത്ത മഴ; പുല്ലകയാറില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ 2-1 ന് കീഴടക്കി ‘ഇന്ത്യ ചുറ്റാം’; 25 സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശ്രീരംഗപട്ടണത്ത് പോയത്. അന്ന് കണ്ട കാഴ്ച്ചകളില്‍, ടിപ്പു വെടിയേറ്റ് വീണസ്ഥലത്തിന്റേയും ടിപ്പുവിന്റെ കാരാഗൃഹത്തെപ്പറ്റിയുമുള്ള നേര്‍ത്ത ഓര്‍മ്മകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, വയനാട്ടിലേക്കും മൈസൂരേക്കുമുള്ള യാത്രകള്‍ ശ്രീരംഗപട്ടണവും കടന്നായിരുന്നു. ബാല്യകാലസ്മരണകള്‍ ഒന്ന് കൊഴുപ്പിച്ചെടുക്കാന്‍, അല്‍പ്പനേരം ശ്രീരംഗപട്ടണത്ത് ചിലവഴിക്കാന്‍ അക്കാലത്തൊന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കൊടകില്‍ നിന്ന് ബാംഗ്ലൂരേക്കുള്ള യാത്രയില്‍ ഞാനത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്ര ബാംഗ്ലൂരുനിന്ന് രാവിലെ തന്നെ പുറപ്പെടുക; വൈകുന്നേരം വരെ ശ്രീരംഗപട്ടണത്ത് പഴയ ആ പ്രൈമറി വിദ്യാര്‍ത്ഥിയായിത്തന്നെ ചിലവഴിക്കുക. എല്ലാം പദ്ധതിയിട്ടതുപോലെ നടന്നു. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട്, രണ്ട് ദിവസം ചിലവഴിച്ച്, മടങ്ങുന്ന വഴിയില്‍ രാവിലെ തന്നെ ഞങ്ങള്‍ ശ്രീരംഗപട്ടണത്തെത്തി. മൈസൂര് നിന്ന് 19 കിലോമീറ്റര്‍ മാറി മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേയില്‍ മാണ്ട്യ ജില്ലയിലുള്ള ശ്രീരംഗപട്ടണത്തിനെച്ചുറ്റി കാവേരി ഒഴുകുന്നതുകൊണ്ട്, ഒരു ദ്വീപാണിത് എന്നത് അധികമാരും മനസ്സിലാക്കാത്ത കാര്യമാണ്. ശ്രീരംഗപട്ടണം എന്ന ദ്വീപ് – (കടപ്പാട് ഗൂഗിള്‍ മാപ്പിനോട്) ഒരു ഗൈഡ് കൂടെയുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനാവും, വഴികള്‍ അന്വേഷിച്ച് അലയുകയും വേണ്ട. റോഡരുകില്‍ കാറ് ഒതുക്കിനിര്‍ത്തിയ നിമിഷം തന്നെ രണ്ട് പേര്‍ കാറിനടുത്തെത്തി. കേരളത്തില്‍ നിന്നുള്ള വാഹനം ആണെന്ന് മനസ്സിലാക്കിയിട്ടാകാം അതിലൊരാള്‍ മലയാളത്തില്‍ തന്നെ സംസാരം ആരംഭിച്ചു. “ഗൈഡ് വേണോ സാര്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട… ഏത് ഭാഷ വേണമെങ്കിലും സംസാരിക്കും സാര്‍“ ഒട്ടും തേടാതെ തന്നെ വള്ളിയിതാ കാലില്‍ ചുറ്റിയിരിക്കുന്നു! മെനു കാര്‍ഡ് ഇല്ലാത്ത റസ്റ്റോറന്റില്‍ പലഹാരങ്ങളുടെ ലിസ്റ്റ് പറയുന്നതുപോലെ ഒറ്റശ്വാസത്തില്‍ അയാള്‍ ശ്രീരംഗപട്ടണത്ത് പോകാനും കാണാനുമുള്ള സ്ഥലങ്ങളെല്ലാം അക്കമിട്ട് പറഞ്ഞു, 250 രൂപ കൂലിയും പ്രഖ്യാപിച്ചു. പക്ഷെ ഗൈഡായി കൂടെ വന്നത്, മലയാളം സംസാരിച്ച ഈ വിദ്വാന് പകരം കൂടെയുള്ള രണ്ടാമനാണ്; പേര് ജയ്‌റാം. കക്ഷിക്ക് മലയാളം അറിയില്ല. കന്നട, തമിഴ്, ഹിന്ദി, പിന്നെ മരുന്നിനുള്ള ഇംഗ്ലീഷും അറിയാം. ഇക്കൂട്ടരുടെ പലരുടേയും ഇംഗ്ലീഷ് മനസ്സിലാക്കിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് മുന്‍ അനുഭവങ്ങളുള്ളതുകൊണ്ട് ഭാഷ ഹിന്ദി തന്നെ മതിയെന്ന് ഉറപ്പിച്ചു. ഹിന്ദിയിലാകുമ്പോള്‍ ഒറ്റപ്രശ്നമേ എനിക്കുള്ളൂ. ‘അഠാരഹ് സൌ തിര്‍പ്പന്‍‘ എന്നോ മറ്റോ ഇവര്‍ പറഞ്ഞാല്‍, പള്ളിപ്പുറം പള്ളിപ്പെരുന്നാളിന് പള്ളിമുറ്റത്തെ പെട്ടിക്കടകളില്‍ വാങ്ങാന്‍ കിട്ടുന്ന തിര്‍പ്പന്‍ ഓര്‍മ്മ വരുമെന്നല്ലാതെ അതേത് കൊല്ലമാണെന്ന് മനസ്സിലാകില്ല. പിന്നെ കൊല്ലക്കണക്ക് മാത്രം വീണ്ടും ഇംഗ്ലീഷില്‍ പറയിപ്പിക്കേണ്ടിവരും. മുഴങ്ങോടിക്കാരിക്ക് പിന്‍സീറ്റിലേക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ജയ്‌റാം വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു. വാഹനം എങ്ങനെയൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. നഷ്ടപ്രതാപത്തിന്റെ ഇടിഞ്ഞുതകര്‍ന്ന സ്മാരകങ്ങള്‍ക്കിടയിലൂടെ ജയ്‌റാം പറഞ്ഞതുപോലൊക്കെ വളയം തിരിക്കുമ്പോള്‍ വഴികളൊന്നും ശ്രദ്ധിക്കാന്‍ എനിക്കായില്ല. കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ് കോട്ടയില്‍ നിന്ന് മസ്‌ജിദിലേക്ക് കടക്കാം. മൈസൂരിന്റെ സിംഹാസനത്തിലേറിയതിന് ശേഷം ടിപ്പുതന്നെയാണ് 1787 ല്‍ ജാമിയ മസ്ജിദ് ഉണ്ടാക്കിയത്. അദ്ദേഹം ഇമാം ആയി ആദ്യമായി പ്രാര്‍ത്ഥന നടത്തിയതും ജാമിയ മസ്‌ജിദില്‍ ആണെന്ന് പറയപ്പെടുന്നു. വെളിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് കാണുന്ന രണ്ട് മിനാരങ്ങളാണ് മസ്‌ജിദിന്റെ പ്രധാന ആകര്‍ഷണം. മിനാരത്തില്‍ ഒന്നിന്റെ അരികിലുള്ള പടികള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ മസ്‌ജിദിന് അകത്ത് കടക്കേണ്ട എന്നായി ഗൈഡ്. അതിനെന്തെങ്കിലും പ്ര്ശനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്ത്രീജനങ്ങളെ വെളിയില്‍ നിറുത്തി ഞാന്‍ മാത്രം അകത്തുകടക്കുന്നതില്‍ വിരോധമില്ലെന്നായി. ടിപ്പുവിന് പ്രിയപ്പെട്ട പാന്‍, മുന്തിരി, ചുവന്ന റോജ, എന്നീ മൂന്ന് കാര്യങ്ങളാണ് മേല്‍ക്കൂരയിലെ അലങ്കാരപ്പണികളില്‍ മുഴുവനും. പുലിയുടെ തോലിന്റെ നിറത്തോട് സാമ്യമുള്ള ചിത്രപ്പണികള്‍ക്ക് മേലെ വൈറ്റ് വാഷ് ചെയ്ത് അതിന്റെ ശരിയായ കളറുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത് ആരായാലും, ചരിത്രസ്മാരകങ്ങളുടെ വിലയറിയാത്തവര്‍ തന്നെ. ടിപ്പു മസ്‌ജിദില്‍ നമസ്ക്കരിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റുള്ള ജനം അകത്തേക്ക് കടക്കാതെ മടിച്ച് നില്‍ക്കുക പതിവായതുകൊണ്ട്, രഹസ്യവാതിലിലൂടെയാണ് ടിപ്പു ഉള്ളിലെത്തിയിരുന്നത്. ആ രഹസ്യവാതില്‍ ഇപ്പോള്‍ ചുമരുകെട്ടി അടച്ചിരിക്കുന്നു. നീളത്തിലുള്ള വരാന്തപോലുള്ള ഉള്‍ച്ചുമരില്‍ ടിപ്പുവിന്റെ തന്നെ പേര്‍ഷ്യന്‍ ഭാഷയിലുള്ള വരികള്‍ വലുതാക്കി എഴുതി തൂക്കിയിരിക്കുന്നു. വരാന്തയുടെ ഭാഗത്തെ ഉത്തരം താങ്ങുന്ന തേക്കിന്റെ വലിയ തടിക്കഷണങ്ങള്‍ ഇക്കാലമത്രയും കാറ്റും മഴയും വെയിലുമൊക്കെ ഏറ്റിട്ടും ഒരു നാശവും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്. ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍. വരാന്തയ്ക്ക് വെളിയിലുള്ള ഒരാള്‍പ്പൊക്കമുള്ള തൂണില്‍ പൊത്തിപ്പിടിച്ച് കയറിയപ്പോള്‍ നിഴലിന്റെ അടയാളം നോക്കി സമയം തിട്ടപ്പെടുത്തുന്ന ഘടികാരത്തിന്റെ, കേന്ദ്രബിന്ദുവിനെ ചുറ്റിയുള്ള വൃത്തങ്ങള്‍‍ കാണാനായി. 24 മണിക്കൂറാണ് ജന്ദര്‍ മന്ദര്‍ എന്ന് വിളിക്കപ്പടുന്ന ഈ ക്ലോക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പകല്‍ മാത്രമല്ലേ നിഴല്‍ ഉണ്ടാകൂ. പിന്നെന്തിനാണ് 24 മണിക്കൂര്‍ അടയാളങ്ങള്‍ എന്നത് ന്യായമായ സംശയമായിരുന്നു. നിലാവുള്ള രാത്രികളിലും നിഴലിനെ ആശ്രയിച്ചിട്ടുണ്ടാകാം എന്ന് സ്വയം നിഗമനത്തിലെത്തി. എന്തായാലും ഗൈഡില്ലായിരുന്നെങ്കില്‍ കാണാതെ പോകുമായിരുന്ന വിസ്മയമായിരുന്നു അത്. ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്. ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം – മുകളില്‍ നിന്നുള്ള ദൃശ്യം. ഇരുനൂറ് പടികള്‍ കയറിയാല്‍ രണ്ട് നിലയുള്ള മിനാരത്തിന്റെ മുകളില്‍ എത്താം. പ്രാവുകള്‍ നിറയെ കൂടുകൂട്ടിയിരിക്കുന്നു മിനാരങ്ങളില്‍‍. സമയ പരിമിതി കാരണം മിനാരത്തിലേക്ക് കയറാന്‍ നിന്നില്ല. ശ്രീരംഗപട്ടണത്തെ എല്ലാ കാഴ്ച്ചകളും ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കുക ബുദ്ധിമുട്ടാണ്. അത്രയ്ക്കധികം ചരിത്രമാണ് ഈ കൊച്ചുപ്രദേശത്ത് ഉറങ്ങുന്നത്. ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം. പള്ളിയുടെ മതില്‍ക്കെട്ടിനകത്തെ കല്ല് കെട്ടിയ ചതുരത്തിലുള്ള കുളത്തില്‍ കാവേരി നദി കയറി ഇറങ്ങിപ്പോകുന്ന സംവിധാനമാണ് ടിപ്പു ചെയ്തിരുന്നത്. മസ്ജിദിലേക്ക് പോകുന്നതിന് മുന്നേ സുല്‍ത്താന്‍ കൈകാലുകള്‍ കഴുകിയിരുന്ന കുളമാണിത്. കോട്ടമതിലുകള്‍ തകര്‍ക്കപ്പെട്ടതോടെ നദീജലം കയറിയിറങ്ങുന്ന സംവിധാനവും നശിപ്പിക്കപ്പെട്ടു. മഴക്കാലത്ത് വീഴുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. കുളത്തിന്റെ കല്‍ച്ചുമരില്‍ വിളക്കുകള്‍ തെളിച്ച് വെക്കാനുള്ള ചെറിയ പൊത്തുകള്‍ കാണാം. പള്ളി വളപ്പില്‍ ചില ശവക്കല്ലറകളുമുണ്ട്. ടിപ്പുവിന്റെ സേനയിലെ ചിലരുടെയും കുട്ടികളുടേയുമൊക്കെ കല്ലറകളാണത്. മസ്ജിദില്‍ നിന്നിറങ്ങി കോട്ടയ്ക്ക് ചുറ്റിലൂടെ ജയ്‌റാം പറഞ്ഞ വഴികളിലൂടെയൊക്കെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. കോട്ടയുടെ പുറം ചുമരുകള്‍ പലയിടത്തും നശിച്ചെങ്കിലും ഇപ്പോഴും അവശേഷിക്കുന്ന ഒരു ഭാഗമാണ് എലിഫന്റ് ഗേറ്റ്. ആനയ്ക്ക് കടന്ന് പോകാന്‍ പാകത്തില്‍ ഉയരമുള്ള കമാനം തന്നെയാണതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തേക്കുള്ള വഴിയില്‍ പഴമയുടെ ഭാരം താങ്ങാനാകാതെ നിലം പൊത്താനായ ഓടിട്ട കെട്ടിടങ്ങള്‍. ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഒരു കല്ല് തന്നെയാണ് ഇപ്പോഴും വേടിയേറ്റ് വീണ സ്ഥലത്തുള്ളത്. പക്ഷെ ചുറ്റിലും മതില്‍ക്കെട്ടും ഗേറ്റും അതിനൊരു പൂട്ടുമൊക്കെ വന്നിരിക്കുന്നു. ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു. സന്ദര്‍ശന സമയമല്ല, അല്ലെങ്കില്‍ കാവല്‍ക്കാരന്‍ സ്ഥലത്തില്ല. അതുകൊണ്ട് തന്നെ ഗേറ്റിനകത്തേക്ക് കടക്കാന്‍ പറ്റിയില്ലെങ്കിലും, വെടിയേറ്റ് മൈസൂര്‍പ്പുലി വീണയിടം മതില്‍ക്കെട്ടിന് വെളിയില്‍ നിന്ന് വ്യക്തമായി കാണാം. ആ അടയാളക്കല്ലിന് ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു. ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങളും‍. പതിനെട്ടാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു കീഴടങ്ങലിന്റെ, ഒരന്ത്യത്തിന്റെ ഭീതിയുണര്‍ത്തുന്ന ഒരു രംഗത്തേക്ക് മനസ്സുകൊണ്ടൊന്ന് പോയി വരാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി ഞാന്‍. വാട്ടര്‍ ഗേറ്റ് ആണ് വഴിയില്‍ കാണുന്ന മറ്റൊരു പ്രധാന സ്മാരകം. കോട്ടയ്ക്കകത്ത് താമസിച്ചിരുന്നവര്‍ കാവേരിയില്‍ നിന്ന് വെള്ളമെടുക്കാനായി പോയിരുന്ന കവാടം എന്ന നിലയ്ക്കാണ് ഇത് വാട്ടര്‍ ഗേറ്റ് എന്ന് അറിയപ്പെട്ടിരുന്നത്. 1799ല്‍, ടിപ്പുവിന്റെ വലം കൈയ്യും വളരെ വിശ്വസ്തനുമായിരുന്ന മീര്‍ സാദിക്കിനെ മൈസൂരിന്റെ കിരീടം നല്‍കാം എന്നുപറഞ്ഞ് മോഹിപ്പിക്കുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. മീര്‍ സാദിക്കിന്റെ സഹായത്തോടെ വാട്ടര്‍ ഗേറ്റ് വഴി കോട്ടയ്ക്കകത്തേക്ക് കടന്നാണ് കമ്പനിപ്പട്ടാളം ശ്രീരംഗപട്ടണത്തേയും ടിപ്പുവിനേയും കീഴ്‌പ്പെടുത്തിയത്. കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’ വാട്ടര്‍ ഗേറ്റ് എന്ന പേര് പെട്ടെന്ന് നെപ്പോളിയന്റെ ‘വാട്ടര്‍ ലൂ‘ ഓര്‍മ്മപ്പെടുത്തി. രണ്ടും പരാജയത്തിന്റെ കഥകളാണല്ലോ! ശ്രീരംഗപട്ടണത്തുവെച്ചുള്ള ടിപ്പുവിന്റെ ഈ പരാജയത്തിന് ചരിത്രത്തില്‍ നെപ്പോളിയനുമായി ഒരു ചെറിയ ബന്ധം തന്നെ ഉണ്ടെന്ന് പറയാം. ഇന്ത്യയില്‍ അക്കാലത്ത് ഫ്രഞ്ചുകാരുമായി കാര്യമായി സൌഹൃദമുണ്ടായിരുന്നത് ടിപ്പു സുല്‍ത്താന് മാത്രമായിരുന്നു. നെപ്പോളിയന്‍ ഫ്രാന്‍സില്‍ നിന്നും ടിപ്പുവിനെ സഹായിക്കാനായി കപ്പലുകള്‍ നിറയെ ഫ്രഞ്ച് പട്ടാളത്തോടൊപ്പം ആയുധങ്ങളും അയച്ചിട്ടുണ്ടെന്ന്‍ ബ്രിട്ടീഷുകാര്‍ക്ക് രഹസ്യ വിവരം കിട്ടുന്നു. അത് എത്തിക്കഴിഞ്ഞാല്‍ ടിപ്പു കൂടുതല്‍ അപകടകാരിയാകും എന്ന് മാത്രമല്ല, ഇന്ത്യയിലെ തങ്ങളുടെ ആധിപത്യത്തിന് ഫ്രാന്‍സും ഒരു ഭീഷണിയാകും എന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണ്ണര്‍ ജനറല്‍, റിച്ചാര്‍ഡ് വെല്ലസ്ലിയാണ് നാലാം മൈസൂര്‍ യുദ്ധമെന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ ‘വാട്ടര്‍ ലൂ‘ വിന് ധൃതഗതിയില്‍ കളമൊരുക്കുന്നത്. വാട്ടര്‍ ഗേറ്റ് – മറുവശത്തുനിന്നുള്ള ചിത്രം. വാട്ടര്‍ ഗേറ്റ് 15 മീറ്ററെങ്കിലും നീളത്തിലുള്ള കമാനമാണ്. കോട്ടവാതിലുകള്‍ പോലെ തന്നെ കനത്തിലുള്ള മരം കൊണ്ടുള്ള മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നതില്‍, ആദ്യത്തെ വാതില്‍ നാട്ടുകാര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയിരിക്കുന്നു. അതിന്റെ കുറ്റിയും ചങ്ങലയും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്. അവഗണന സമ്മാനിച്ച കേടുപാടുകളേക്കാള്‍ അധികമൊന്നും കോട്ടങ്ങള്‍, കാലത്തിന് ഉണ്ടാക്കാനായിട്ടില്ല ആ ചുമരുകളിലും വാതിലുകളിലുമൊക്കെ. വാട്ടര്‍ ഗേറ്റിന്റെ അടിയിലൂടെ ഉണ്ടായിരുന്ന തുരങ്കവും അതിന്റെ വാതിലുമൊക്കെ പൂര്‍ണ്ണമായും അടഞ്ഞുപോയിരിക്കുന്നു. അവിടമിപ്പോള്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന വീതിയുള്ള ഒരു ഓവുചാല്‍ മാത്രമാണ്. ഗേറ്റിന്റെ ഇരുവശവും കാവല്‍ക്കാര്‍ക്കായി ഉണ്ടായിരുന്ന കൊച്ചു മുറികളില്‍ ഭിക്ഷക്കാരും അവരുടെ നായ്‌ക്കളും തമ്പടിച്ചു പോരുന്നു. അവര്‍ക്കിപ്പോള്‍ അത് കൈവശാവകാശം കിട്ടാനുള്ള മുറവിളികളാണത്രേ നടക്കുന്നത് വേണ്ടവിധം സംരക്ഷിക്കാതെ പോയതുകൊണ്ട് കൈവിട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത അടയാളങ്ങള്‍‍. നമ്മള്‍ക്ക് ചരിത്രത്തോടും അതിന്റെ മണം വിട്ടുമാറാത്ത ഇത്തരം സ്മാരകങ്ങളോടും ഇത്ര അവജ്ഞയും അവഗണനയും എന്തുകൊണ്ടാണ്? ഭാവിയെപ്പറ്റി മാത്രമാണോ ഒരാള്‍, അല്ലെങ്കില്‍ ഒരു ഭരണകൂടം ചിന്തിക്കുക. കടന്നുവന്ന പാതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലേ ? പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും ഗേറ്റ് വഴി അകത്തേക്ക് നടന്ന് കോട്ടമതിലിന്റെ അറ്റത്ത് ചെന്ന് അല്‍പ്പനേരം നിന്നു. കോട്ടമതില്‍ കഴിഞ്ഞാല്‍ കിടങ്ങ്, പിന്നെ കാവേരി. കോട്ടയുടെ പ്രതാപകാലത്ത്, കിടങ്ങില്‍ നിറയെ ചീങ്കണ്ണികളെ വളര്‍ത്തിയിരുന്നതുകൊണ്ട് ശത്രുക്കള്‍ക്ക് കാവേരി നീന്തിക്കടന്ന് കോട്ടയില്‍ പ്രവേശിക്കാന്‍ പറ്റുമായിരുന്നില്ല. കോട്ടയ്ക്ക് താഴെ ഇപ്പോള്‍ കാവേരിയും കിടങ്ങും ഒന്നും വേര്‍‌തിരിച്ച് മനസ്സിലാക്കാനാവാത്തവണ്ണം കാടും പടലും പിടിച്ച് കിടക്കുകയാണ്. ചുറ്റുവട്ടത്തൊക്കെ ശൌചാലയമാണെന്ന് ഒറ്റനോട്ടത്തിലോ ഒറ്റശ്വാസത്തിലോ മനസ്സിലാക്കാനാവും. നോക്കി ചവിട്ടിയില്ലെങ്കില്‍ കാലുകള്‍ അമേദ്യത്തില്‍ ഊന്നിയതുതന്നെ. ഒരാഴ്ച്ച സമയം ചിലവഴിച്ചാല്‍ ഒരു സ്വകാര്യവ്യക്തിക്ക് പോലും വൃത്തിയാക്കി എടുക്കാന്‍ പറ്റുന്ന ഒരു ചരിത്രപ്രധാനമായ ഇടത്തിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍! ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഓരോ നൂറ് മീറ്ററിലും എന്തെങ്കിലുമൊക്കെ സ്മാരകങ്ങള്‍ ഈ ഭാഗത്തുണ്ട്. ടിപ്പുവിന്റെ നശിപ്പിക്കപ്പെട്ട കൊട്ടാരമായ ലാല്‍ മഹല്‍ പാലസിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ കാണാം. തറനിരപ്പിന് മുകളിലേക്ക് കൊട്ടാരത്തിന്റെ അസ്ഥിപഞ്ചരം പോലും അവശേഷിക്കുന്നില്ല അവിടെ. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും ജനാലകളും അലങ്കാരപ്പണികളും എല്ലാം യുദ്ധകാലത്ത് തന്നെ നാട് കടത്തപ്പെട്ടിരിക്കുന്നു. കൊള്ളയടിച്ച ശേഷം വെടിമരുന്ന് ഉപയോഗിച്ച് കൊട്ടാരത്തെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു ശത്രുക്കള്‍. വാട്ടര്‍ ജെയില്‍ – മുകളില്‍ നിന്നുള്ള ദൃശ്യം. തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്. കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും. വെള്ളം കുടിച്ച് ചാകാതിരിക്കാനായി തടവുപുള്ളികള്‍ യുദ്ധരഹസ്യങ്ങള്‍ തുറന്ന് പറഞ്ഞെന്ന് വരും. എന്നിരുന്നാലും ശിക്ഷ ചിലപ്പോള്‍ മരണം തന്നെ ആയെന്നും വരും. ഒരു യുദ്ധം എപ്പോഴും സമ്മാനിക്കുന്നത് ഇത്തരം ക്രൂരതകള്‍ തന്നെയാണ്. യുദ്ധത്തിന്റെ ഭാഷയില്‍ ഇതൊക്കെ ന്യായീകരിക്കാനായെന്ന് വരും, പക്ഷെ മനുഷ്യത്വത്തിന്റെ ഭാഷയില്‍ തീര്‍ച്ചയായും ഇതൊക്കെ അനീതിയുടേയും ക്രൂരതയുടേയും മുഖമുദ്രകള്‍ മാത്രമാണ്. ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം? ജയിലേക്ക് ഇറങ്ങിച്ചെന്നപ്പോഴേ മുഴങ്ങോടിക്കാരി വല്ലാതെ അസ്വസ്ഥയായി. ടിപ്പുവിന്റെ അന്ത്യസ്ഥാനത്തുനിന്ന് ചിന്തിച്ചതുപോലെ ഒരു ഫ്ലാഷ്‌ബാക്ക്, ഇവിടെ എനിക്കും ആലോചിക്കാവുന്നതിനപ്പുറമായിരുന്നു. തുറുങ്കിന്റെ ചുമരുകളില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാന്‍ പറ്റുമായിരിക്കും, ശ്വാസകോശത്തിലേക്ക് വെള്ളമിറങ്ങി ചാകാന്‍ തുടങ്ങുന്നവന്റെ അവസാനത്തെ പിടച്ചിന്റേയും വായുവിന്റേയും മാറ്റൊലികള്‍. ഇത്തരം ദുഷ്ടകര്‍മ്മങ്ങള്‍ക്ക് നിമിത്തമാകേണ്ടിവന്നതിന്റെ ദുഃഖം താങ്ങാനാകാതെ ഈ ഭാഗത്തെത്തുമ്പോള്‍ കാവേരി ഇന്നും നെഞ്ചുപൊട്ടി കേഴുന്നുണ്ടാകാം. തുറുങ്കിനകത്തെ ഒരു പ്രധാന കാഴ്ച്ച വലിയൊരു പീരങ്കിയാണ്. കാരാഗൃഹത്തിന് മുകളിലാണ് ഈ പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും ശ്രീരംഗപട്ടണം പിടിച്ചടക്കപ്പെട്ട കാലഘട്ടത്ത് ഇഷ്ടികയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ തുറുങ്കിന്റെ മേല്‍ക്കൂര പിളര്‍ന്ന് ഈ പീരങ്കി താഴേക്ക് വീണെന്നാണ് പറയപ്പെടുന്നത്. അതിന്റെ തെളിവായി പറയുന്ന, രണ്ട് ദ്വാരങ്ങള്‍ മേല്‍ക്കൂരയില്‍ കാണാനാകുന്നുണ്ട്. കാവേരിയിലൂടെ കോട്ടയ്ക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ച ശത്രുവിന്റേയും, കാവേരിയുടെ തന്നെയും മാറ് പല പ്രാവശ്യം പിളര്‍ന്ന കൂറ്റന്‍ പീരങ്കി, അതിന്റെയൊക്കെ ശിക്ഷയെന്നോണം ജീവപരന്ത്യം തടവിലാണിപ്പോള്‍. കാരാഗൃഹത്തിന് വെളിയിലായി ടിപ്പുവിന്റെ ഗോള്‍ഡ് പാലസിലേക്കും മറ്റുമുള്ള രഹസ്യകവാടത്തിന്റേയും തുരങ്കത്തിന്റേയുമൊക്കെ മുന്‍വശം തകര്‍ന്ന് പോയ നിലയില്‍ കുറേനാള്‍ കിടന്നിരുന്നു. ഇപ്പോളത് കല്ല് കെട്ടി പൂര്‍ണ്ണമായും അടച്ച നിലയിടാണ്. അടുത്ത യാത്ര ജയിലിന് തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. ദൂരെ നിന്ന് തന്നെ ക്ഷേത്രഗോപുരം കാണാനാകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ക്ഷേത്രഗോപുരങ്ങള്‍ക്ക് ഉയരക്കൂടുതല്‍ ഉണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ ഉയരം എന്നത് ഒരു പ്രധാന സംഗതിയാണ്. 3 കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന് ശ്രീരംഗപട്ടണം എന്ന പേര് വീഴാനുള്ള കാരണം തന്നെ രംഗനാഥസ്വാമി ക്ഷേത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ നട അടക്കാന്‍ ആയിരിക്കുന്നതുകൊണ്ട് ക്ഷേത്രം ദര്‍ശനം കഴിഞ്ഞുമതി മറ്റ് കാഴ്ച്ചകള്‍ എന്ന് ജയ്‌റാം നിര്‍ദ്ദേശിച്ചു. പ്രതിഷ്ഠയുടെ ഛായാചിത്രം – കടപ്പാട് ക്ഷേത്രസമിതിയോട്. ശ്രീകോവിലിനെ ഒരു ചുറ്റിട്ട് വരുമ്പോള്‍ കോവിലിന്റെ വെളിയില്‍ വടക്ക് ഭാഗത്തായി വിഷ്ണുഭഗവാന്റെ പാദം വരുന്ന ഭാഗത്തായി ഒരു ജോഡി കാലടയാളം കല്ലില്‍ തീര്‍ത്തിട്ടുണ്ട്. അങ്ങോട്ട് തിരിഞ്ഞ് നിന്ന് കോവിലിന് അകത്തുള്ള മൂര്‍ത്തിയുടെ പാദത്തിലേക്കെന്ന പോലെ തൊഴാനുള്ള സൌകര്യമാണിത്. ശ്രീകോവിലിന്റെ വടക്കുവശത്ത്, ചുറ്റമ്പലത്തിലേക്ക് തുറക്കുന്ന വാതിലിന് പേര് വൈകുണ്ഡ ദ്വാര്‍ എന്നാണ്. ഏകാദശി നാളില്‍ മാത്രമേ ഈ വാതില്‍ തുറക്കുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം – ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്. അമ്പലത്തിനകത്തെ തൂണുകള്‍ മാത്രം നോക്കിയാല്‍ മതിയാകും ഹോയ്സള രാജാക്കന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ക്ഷേത്രത്തിനകത്ത് മാത്രം ഒന്നിനൊന്ന് വ്യത്യസ്തമായ 740 തൂണുകളുണ്ട്. കര്‍ണ്ണാടകത്തിലെ ബേലൂര്‍, ഹാളേബീഡു എന്നീ ഹോയ്‌സള ക്ഷേത്രങ്ങളില്‍ അത്തരം വ്യത്യസ്തങ്ങളായ നിരവധി കരിങ്കല്‍ തൂണുകള്‍ ദര്‍ശിച്ചത് ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്. ത്രിരംഗ ദര്‍ശനം – റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്) ക്ഷേത്രദര്‍ശനം നടത്തി പുണ്യം നേടണമെങ്കില്‍ ‘ത്രിരംഗ ദര്‍ശന‘ എന്നൊരു രീതി തന്നെ അവലംബിക്കാവുന്നതാണ് ക്ഷേത്രപ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും. ശ്രീരംഗപട്ടണത്തുള്ള ഈ വിഷ്ണുക്ഷേത്രം ആദിരംഗയാണ്. ഇവിടന്ന് 70 കിലോമീറ്ററോളം കിഴക്ക് ദിക്കിലേക്ക് പോയാല്‍ എത്തുന്ന ശിവനസമുദ്രമാണ് മദ്ധ്യരംഗ, അവിടന്ന് 300 കിലോമീറ്ററിലധികം തെക്ക് കിഴക്ക് യാത്രചെയ്ത് എത്തുന്ന അയല്‍‌സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലാണ് അന്ത്യരംഗ. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരേ ദിവസം തന്നെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. കോവിലിന് ഒരു ചുറ്റിട്ട് പുറത്തേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഹനുമാന്റെ പ്രതിഷ്ഠയുള്ള കോവിലിന് മുന്നിലെ പൂജാരി പെട്ടെന്ന് അടുത്തേക്ക് വിളിച്ച് അല്‍പ്പം ലോഹ്യം കാണിച്ചു. അവിടത്തെ ഹനുമാന്‍ പ്രതിഷ്ഠ അല്‍പ്പം വ്യത്യസ്തതയുള്ളതാണ്. കൈയ്യില്‍ സഞ്ജീവിനി മല, അല്ലെങ്കില്‍ ഗദ, അതുമല്ലെങ്കില്‍ ശ്രീരാമന്റേയും സീതയുടേയും കൂടെ, ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ ഹനുമാനെ കാണാന്‍ സാധിക്കുക. ഇതൊന്നുമല്ലാതെ നമസ്ക്കരിച്ച് നില്‍ക്കുന്ന ഹനുമാന്റെ അപൂര്‍വ്വമായ ഒരു പ്രതിഷ്ഠയാണ് ഇവിടെ. അയ്യായിരവും, പതിനായിരവും രൂപയൊക്കെ വിലയുള്ള പട്ടുസാരികളാണ് ഹനുമാന് വഴിപാടായി ഭക്തര്‍ കൊടുത്തുപോരുന്നത്. ആ പട്ടുകള്‍ ആറടിയില്‍ അധികം ഉയരമുള്ള ഹനുമാന്റെ ബിംബത്തില്‍ ഉടുപ്പിച്ചിട്ടുമുണ്ട്. എവിടുന്ന് വരുന്നു, എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ച് മലയാളത്തിലൊക്കെ സംസാരിച്ച് ഒരു ദക്ഷിണ കൈക്കലാക്കുക എന്നതുതന്നെയാണ് പൂജാരിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല, പക്ഷെ അതിനൊരു സൌഹൃദത്തിന്റെ സുഖം അനുഭവപ്പെട്ടു. കുറേ നേരം വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ സംസാരിച്ചതിനുശേഷം, എന്നോടും മുഴങ്ങോടിക്കാരിയോടും നെറ്റി കോവിലിന്റെ നടയ്ക്കല്‍ തൊടീച്ച് കുനിഞ്ഞ് നമസ്ക്കരിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം. കുനിഞ്ഞ് കിടന്നപ്പോള്‍ ഞങ്ങളുടെ തലകളില്‍ കൈകള്‍ ചേര്‍ത്ത് ആജ്ഞനേയന്റെ അനുഗ്രവും കൈമാറി. “100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.” 100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും ഇല്ലാതെ പോയിക്കിട്ടിയാല്‍ മതി എന്റെ ബജരങ്ക് ബലീ…. എന്ന് മനസ്സില്‍ ഞാനും പ്രാര്‍ത്ഥിച്ചു. പൂജാരിയോട് നന്ദി പറഞ്ഞ് ശ്രീകോവിലിന് വെളിയില്‍ പ്രസാദമായി വില്‍ക്കുന്ന ലഡ്ഡുവും വാങ്ങി കാറിനടുത്തേക്ക് നടന്നു. പതിവിന് വിപരീതമായി ഇവിടെ കൊടിമരം അല്ലെങ്കില്‍ ഗരുഢസ്തംഭം ചുറ്റുമതിലിന് അകത്താണ്. അതുകൊണ്ടുതന്നെ ക്ഷേത്രഗോപുരത്തിന് വെളിയില്‍ നിന്ന് ഭഗവാനെ തൊഴുത് മടങ്ങുന്നത് അസാദ്ധ്യമാണ്. ദര്‍ശനം വേണമെങ്കില്‍ ഗരുഢസ്തംഭത്തിന്റെ മറ ഒഴിവാക്കാനായി ചുറ്റമ്പലത്തിന് അകത്ത് കടന്നേ പറ്റൂ. രംഗനാഥക്ഷേത്രത്തിലെ പേരുകേട്ട രഥോത്സവത്തിന് ഉപയോഗിക്കുന്ന രഥം ക്ഷേത്രമതില്‍ക്കെട്ടിന് വെളിയിലായി സൂക്ഷിച്ചിരിക്കുന്നു. അതിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലയില്‍ തൂങ്ങിക്കിടക്കുന്ന രണ്ട് വളയങ്ങള്‍ പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. കല്ലില്‍ കവിതയും അത്ഭുതങ്ങളുമൊക്കെ വിരിയിച്ചിരുന്ന പഴയ കാലത്തിന്റെ സംഭാവനകളില്‍ ചെറിയതൊന്ന് മാത്രമാണിത്. അടുത്തലക്ഷ്യം ടിപ്പുവിന്റെ സമാധിസ്ഥലമായ ഗുംബസ് ആയിരുന്നു. പിതാവായ ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് 1782-1784 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവിനേയും അടക്കം ചെയ്തിരിക്കുന്നത് ഇവിടത്തന്നെ. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തേയും ഇവിടെ ഖബറടക്കുയായിരുന്നു. ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം. 65 അടി ഉയരമുള്ള ഗുംബസിന്റെ ചുറ്റും വരാന്തയാണ്. വരാന്തയ്ക്ക് വെളിയില്‍ ഗുംബസ്സിന് നാലുവശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകള്‍. ഹൈദരാലിയുടെ 18 വര്‍ഷത്തെ ഭരണത്തിന്റേയും ടിപ്പുവിന്റെ 18 വര്‍ഷത്തെ ഭരണത്തിന്റേയും പ്രതീകമാണ് പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന ഈ തൂണുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഓരോ തൂണിനും പതിനായിരക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടത്രേ! ഇന്നതിന്റെ വിലമതിക്കാനും ആവില്ല. ഇസ്ലാമിക്‍ വാസ്തുശില്പകലയുടെ രൂപസവിശേഷതകള്‍ എല്ലാം ഗുംബസില്‍ ദര്‍ശിക്കാനാവും. ഗുംബസ് – ഒരു കോണില്‍ നിന്നുള്ള ചിത്രം. കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍. ഗുംബസിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ അകത്ത് പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ മണമാണ് സ്വാഗതം ചെയ്യുക. ഗുംബസിന്റെ ആറ് വാതില്‍പ്പാളികളും വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതായിരുന്നു. മൈസൂര്‍പ്പുലി വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു. പിന്നീട് മൈസൂര്‍ മഹാരാജാ കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പുകൊണ്ട് കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത വാതില്‍ക്കൊളുത്തുകള്‍ക്ക് ഒന്നിനും തേയ്‌മാനം ഇല്ലെന്ന് മാത്രമല്ല തിളക്കവും കൂടുതല്‍. ഗുംബസിന് അകത്തെ ചുമരിലും മേല്‍ക്കൂരയിലുമുള്ള 230 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെയിന്റിങ്ങിലെ ഡിസൈനുകള്‍ പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിപ്പിക്കുന്നു. ഇതേ ഡിസൈനുകളാണ് വൈറ്റ് വാഷ് അടിച്ച നിലയില്‍ ജാമിയ മസ്‌ജിദിന് അകത്ത് കാണപ്പെടുന്നത്. ഖബറുകള്‍ – ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു. ഗുംബസിന് ഒത്തനടുക്ക് ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും, ഇടതുവശത്ത് മാതാവ് ഫക്രുനിസയും, വലത്തുവശത്ത് സാക്ഷാല്‍ ടിപ്പുസുല്‍ത്താനും അന്ത്യവിശ്രമം കൊള്ളുന്നു. ടിപ്പുവിന്റെ കല്ലറയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന ചുവന്ന പട്ട് തുണിക്ക് അടിയില്‍ പുലിത്തോലിന്റെ ഡിസൈനുള്ള മറ്റൊരു തുണിയും വിരിച്ചിട്ടുണ്ട്. വരാന്തയില്‍ ടിപ്പു തന്നെ രചിച്ച പേര്‍ഷ്യന്‍ ലിപിയിലുള്ള വരികള്‍ എഴുതി തൂക്കിയിരിക്കുന്നു. ഗുംബസിന്റെ തൊട്ടടുത്ത് തന്നെയുള്ള മസ്‌ജിദ്-എ-അക്‍സ എന്ന പള്ളിയിലാണ്, ഉമ്മയുടേയും ബാപ്പയുടേയും കല്ലറകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു നമസ്ക്കരിച്ചിരുന്നത്. നമസ്ക്കാരസമയം ആയതിന്റെ തിരക്കൊഴിയാനായി ഞാന്‍ കാത്തുനിന്നു. നമസ്ക്കാര സമയത്ത് അവിടെ എത്തിപ്പെടാനായ സഞ്ചാരികള്‍ക്ക് ചരിത്രത്തില്‍ ഇടം പിടിച്ച ഒരു പള്ളിയില്‍ നമസ്ക്കരിക്കുന്നതിന്റെ ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. ഗുംബസിനും പള്ളിക്കും വെളിയിലായി ഇനിയുമുണ്ട് കല്ലറകള്‍ നിരവധി. പരന്ന മേല്‍ഭാഗം ഉള്ളതൊക്കെ സ്ത്രീകളുടെ കല്ലറകളാണ്, മറ്റുള്ളത് പുരുഷന്മാരുടേതും. ടിപ്പുവിന്റെ ഭാര്യ റുഖിയ ബീഗം, മകന്‍ നിസ്സാമുദ്ദീന്‍ എന്നിവരുടെ ഖബറിന് മുകളില്‍ നിറമുള്ള തുണികള്‍ വിരിച്ചിട്ടുണ്ട്. പടനായകന്മാരില്‍ ചിലര്‍, അടുത്ത ബന്ധുക്കള്‍, മറ്റ് കുട്ടികള്‍ എന്നിങ്ങനെ നിരവധി കല്ലറകള്‍ വേറെയുമുണ്ട്‍. കൂടുതലും കുട്ടികളുടേത് തന്നെ. എത്ര വലിയവനും ആറടി മണ്ണ് എന്നുള്ള തത്വശാസ്ത്രം അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാടും നാട്ടാരേയും വിദേശിയേയുമൊക്കെ വിറപ്പിച്ച ഒരു രാജാവും കുടുംബവും ഈ കൊച്ചു പ്രദേശത്ത് സമാധികൊള്ളുന്നു. യാത്രയുടെ അന്ത്യപാദത്തിലേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വല്ലാതെ ആയിട്ടുണ്ട് എല്ലാവര്‍ക്കും. ഉച്ച ഭക്ഷണം ഒന്നും അകത്ത് ചെന്നിട്ടില്ല. ജയ്‌റാമിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ദരിയ ദൌലത്ത് മഹലിന് മുന്നിലേക്ക് വാഹനം നീങ്ങിക്കൊണ്ടിരുന്നു. അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞ്, കൈയ്യിലുള്ള ലഘുഭക്ഷണമൊക്കെ കഴിച്ച് നേഹ കാറില്‍ത്തന്നെ ഇരിപ്പായി, കൂട്ടിന് മുഴങ്ങോടിക്കാരിയും. ഞാനും ജയ്‌റാമും കൂടെ ടിക്കറ്റെടുത്ത് ‘കടലിന്റെ സമ്പത്ത്‘ എന്നര്‍ത്ഥം വരുന്ന ദരിയ ദൌലത് മഹലിലേക്ക് നടന്നു. നല്ലൊരു ഉദ്യാനത്തിന്റെ നടുവിലാണ് മഹല്‍ നിലകൊള്ളുന്നത്. ദരിയ ദൌലത്ത് മഹല്‍ – ഗേറ്റില്‍ നിന്നുള്ള ദൃശ്യം. ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് – കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍. ടിപ്പുവിന്റെ വേനല്‍ക്കാല കൊട്ടാരം(Tippu’s Summer Palace) എന്ന നിലയ്ക്കാണ് ദരിയ ദൌലത് മഹല്‍ കൂടുതലായും അറിയപ്പെടുന്നത്. 1784ല്‍ ആണ് കാവേരിയുടെ തീരത്ത് തേക്ക് കൊണ്ടുള്ള ഈ പാലസ് ടിപ്പു നിര്‍മ്മിച്ചത്. ചുറ്റുമുള്ള വരാന്തകളിലെ ചുമരുകളിലെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെയും വിജയത്തിന്റേയും കഥകള്‍ വിളിച്ച് പറയുന്ന പെയിന്റിങ്ങുകളാണ്. അതില്‍ പ്രധാനമായ ഒന്ന് കേണല്‍ ബെയ്‌ലിയുമായി 1780 ല്‍ കാഞ്ചീപുരത്തിനടുത്തുള്ള പൊള്ളിലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ യുദ്ധത്തിന്റേതാണ്. ചില ചിത്രങ്ങള്‍ അവിടവിടെയായി നിറം മങ്ങിയും അടര്‍ന്നും പോയിത്തുടങ്ങിയിരിക്കുന്നു. ദരിയ മഹലിന് അകത്ത് ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല എന്നത് എന്നെ നിരാശനാക്കി. പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ? ചുമര്‍ ചിത്രങ്ങളില്‍ ചിലതില്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരവും കാണുന്നുണ്ട്. ഇസ്ലാം മതവിശ്വാസങ്ങള്‍ പ്രകാരം കാണിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത പന്നി എന്ന മൃഗത്തിനെ ഒരു യുദ്ധചിത്രത്തിലെ ഇംഗ്ലീഷ് പട്ടാളക്കാര്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹൈദരാബാദ് നിസ്സാമിനെ മോശക്കാരമായി കാണിച്ചിരിക്കുകയാണ് അതെന്നാണ് ജയ്‌റാം വിശദീകരിച്ചത്. ടിപ്പുവിനെ ആക്രമിക്കാന്‍ വെള്ളപ്പട്ടാളത്തിനൊപ്പം വന്ന നിസ്സാം, പന്നിയെപ്പോലെ മടങ്ങി എന്ന രീതിയിലുള്ള ചിത്രീകരണമാണത്. ടിപ്പുവിന്റെ ആയുധങ്ങള്‍, രാജവസ്ത്രം, പെന്‍സില്‍ ഉപയോഗിച്ച് വരച്ച അദ്ദേഹത്തിന്റേയും സാമാജികരുടേയും ചിത്രങ്ങള്‍, ടിപ്പുവിനെ കീഴടക്കിയതിന് അംഗീകാരമായി പട്ടാളത്തലവന്മാര്‍ക്കായി ബ്രിട്ടീഷ് ഭരണകൂടം ഇറക്കിയ പിച്ചളയിലും, വെങ്കലത്തിലും, വെള്ളിയിലുമൊക്കെയുള്ള മെഡലുകള്‍ എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന പ്രദര്‍ശന വസ്തുക്കള്‍. വല്ലാതെ ആകര്‍ഷിച്ചത് ജി.എഫ്.ചെറി (G F Cherry) എന്ന സായിപ്പ് 1792 ല്‍ വരച്ച ടിപ്പുവിന്റെ ആറടിയില്‍ അധികം ഉയരം വരുന്ന ഒരു എണ്ണച്ഛായ ചിത്രമാണ്. സര്‍വ്വാഭരണ വിഭൂഷിതനായി തന്റെ അതിപ്രശസ്തമായ വാളുമേന്തി നില്‍ക്കുന്ന ജീവസ്സുറ്റ ടിപ്പു. മൈസൂര്‍ പാലസിലും, കൊച്ചിയിലെ ഡച്ച് പാലസിലുമൊക്കെ കണ്ടിട്ടുള്ള ഇത്തരം എണ്ണച്ഛായച്ചിത്രങ്ങള്‍ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ മുന്‍പില്‍ നിന്ന് നോക്കിയാല്‍ ചിത്രത്തിലെ വ്യക്തി നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ചിത്രത്തിന്റെ ഏതെങ്കിലും ഒരു വശത്തേക്ക്; അത് വളരെ വലിയ ഒരു കോണിലേക്ക് മാറി നിന്ന് നോക്കിയാലും ചിത്രത്തിലുള്ള ആള്‍ അല്‍പ്പം വശം ചരിഞ്ഞ് നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ടിപ്പുവിന്റെ ഈ ചിത്രത്തില്‍, മുന്‍‌വശം കൂര്‍ത്തുനില്‍ക്കുന്ന അദ്ദേഹത്തിന്റെ പാദുകം പോലും നമ്മുടെ ദിശയിലേക്ക് തിരിഞ്ഞ് വരുന്നതായി കാണാനാകും എന്നത് ശരിക്കും അതിശയപ്പെടുത്തി. ചിത്രകലയുടെ അപാരമായ ഇത്തരം സങ്കേതങ്ങളും പ്രത്യേകതകളും ഇന്നത്തെ കാലത്ത് പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ എണ്ണച്ഛായം ഉപയോഗിച്ച് പൂര്‍ണ്ണകായ ചിത്രങ്ങള്‍, ഇക്കാലത്ത് സമ്പന്നര്‍ പോലും വരപ്പിക്കാറുണ്ടോ ആവോ? നമ്മള്‍ പൂര്‍ണ്ണമായും ക്യാമറകളിലേക്ക് തിരിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീരംഗപട്ടണത്ത് കുറേ സമയം ചിലവഴിച്ചാല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് യാത്ര ചെയ്തതുപോലെയുള്ള അനുഭവം ഉണ്ടായെന്ന് വരും. ചരിത്രത്തിലെ ഒരുപാട് അമൂല്യമായ സ്മാരകങ്ങള്‍ നിറഞ്ഞ ഈ ദ്വീപിനകം പഴമയുടെ ഒരു പവിഴപ്പുറ്റുതന്നെയാണ്. ഒരു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കുറേ പൊട്ടും പൊടിയും പെറുക്കാനായി ഇനിയും പല ആവര്‍ത്തി വരേണ്ടി വരും. ദരിയ ദൌലത്ത് മഹലിന് മുന്നില്‍ – ഫോട്ടോഗ്രാഫര്‍ ജയ്‌റാം. സ്ക്കൂള്‍ കുട്ടികളുടെ ഒരു വലിയ പറ്റം തന്നെ വന്നുകയറി പാലസിലേക്ക്. ഇനിയങ്ങോട്ട് ഒന്നും മനസ്സമാധാനത്തോടെ കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഭാഗ്യത്തിന് അതിനകത്തെ ഒരുവിധം കാഴ്ച്ചകളൊക്കെ അപ്പോഴേക്കും ഞാന്‍ കണ്ടുതീര്‍ത്തിരുന്നു. പാലസിന്റെ വെളിയിലേക്ക് കടന്ന്‍ ഒന്നുരണ്ട് ചിത്രങ്ങളെടുത്ത്, ഞങ്ങള്‍ ഗേറ്റിന് വെളിയിലുള്ള കാറിനടുത്തേക്ക് നടന്നു. ജയ്റാമിനോട് വിടപറയാന്‍ സമയമാകുന്നു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര മൈസൂര്‍ – ഗുണ്ടല്‍പ്പേട്ട് – വയനാട് – കോഴിക്കോട് വഴിയാണ്. ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് എത്രത്തോളം പതിരുണ്ട് ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ? പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു. ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും‍) ചരിത്രം അങ്ങനെയാണ്; കിളച്ച് മറിക്കുന്തോറും പുതിയത് ഓരോന്ന് പൊന്തിവരാന്‍ തുടങ്ങും. പിന്നെ അതിന്റെ പിന്നാലെ കുറേ നാള്‍ പോകാം, വീണ്ടും കിളച്ച് മറിക്കാം. അതൊരു രസമുള്ള ഏര്‍പ്പാടാണ്. ഇത്തരം യാത്രകള്‍ ചെയ്ത് മടങ്ങുമ്പോഴും പിന്നീട് കുറേക്കാലത്തേക്കും ആ രസച്ചരടുകള്‍ തീര്‍ക്കുന്ന ചില സമസ്യകളുടെ കുടുക്കുകള്‍ ഒപ്പമുണ്ടാകും. അതഴിക്കാനൊന്നും പറ്റിയെന്ന് വരില്ല. അതിലങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറയാതെ വയ്യ. ← മാലിന്യ വിമുക്ത കേരളം അഭിമുഖം അഥവാ കുമ്പസാരം → ഗൂഗിള്‍ ബസ്സില്‍ നിന്നിറങ്ങാനായതുകൊണ്ട് ഇത് കുറിച്ചിടാനായി. അതുകൊണ്ടുതന്നെ ബസ്സില്‍ നിന്ന് ചെവിക്ക് പിടിച്ചിറക്കിയ ഡോക്‍ടര്‍ ജയന്‍ ഏവൂരിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. അല്‍പ്പം നീളമുണ്ട് പോസ്റ്റിന്. ബോറടിപ്പിച്ചെങ്കില്‍ മാപ്പാക്കണം. ചില കാര്യങ്ങള്‍ക്ക് കുറേ അന്വേഷിച്ചെങ്കിലും ഉത്തരം കിട്ടിയിട്ടില്ല. ഇവയാണ് അതൊക്കെ. 1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ? 2. വാട്ടര്‍ ജയില്‍ എന്തുകൊണ്ട് കേണല്‍ ബെയ്‌ലിയുടെ പേരില്‍ അറിയപ്പെടുന്നു? അദ്ദേഹം അവിടെവെച്ച് മരിച്ചതുകൊണ്ട് മാത്രമാകാന്‍ വഴിയില്ല. ഇനിയുമുണ്ട് ചില ചോദ്യങ്ങള്‍. ഓര്‍മ്മ വരുന്നതിനനുസരിച്ച് ചോദിക്കാം. പോസ്റ്റ് എഴുതിയവന്‍ തന്നെ ചോദിക്കുന്നോ എന്ന് തോന്നുന്നുണ്ടാകാം. നിങ്ങളോടല്ലാതെ നിരക്ഷരന്‍ പിന്നാരോട് ചോദിക്കാന്‍ ? {{കൊള്ളാം ഇനി കുറച്ച് കാലം ബസ്സിൽ നിന്നും റിട്ടയർ ചെയ്താലും കുഴപ്പമില്ല. ബ്ലോഗിൽ ഇത്തരം കിടിലൻ പോസ്റ്റുകൾ വരട്ടെ… ആശംസകളോടെ, ഹബീബ് ഞാനും സൂളില്‍ പഠിച്ചപ്പോ പോയതാ. അടുത്ത യാത്ര ഇതിലാകം ശ്രീരംഗപട്ടണം പോയി വന്ന പ്രതീതി എനിക്ക് തോന്നുന്നു. വീണ്ടും ബ്ലോഗിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷം സ്കൂൾ ജീവിത കാലത്തെ ഒരു സ്റ്റഡി ടൂർ ഓർമ്മ വരുന്നു കുടകും, ബാംഗ്ലൂരും, ശ്രീരംഗപട്ടണവുമെല്ലാം.. പതിവുപോലെ നല്ല വിവരണം, നല്ല ചിത്രങ്ങള്‍. ബസ്സില്‍ നിന്ന് പുറത്തു വന്നോണ്ട് ഇത് കിട്ടി ആശംസകള്‍!! അല്ല മാഷേ, ബസ്സില്‍ കേറീയാലും മാഷിനെ ബ്ഗ്ഗോഗില്‍ മിസ്സ് ചെയ്തിട്ടേ ഇല്ല.. എല്ലാ ആഴ്ചയും എന്തെങ്കിലും ഒരു വിവഭം ഉണ്ടാവും മാഷിന്റെ ആയി…നന്ദി ശ്രീരംഗപട്ടണത്തു കൂടി പലതവണ പൊയിട്ടുണ്ടെങ്കിലും അതൊർ ദ്വീപാണെന്നു മനസ്സിലായതിപ്പോഴാണ്. നീളം കൂടിയെങ്കിലും സാരമില്ല. പടങ്ങളെല്ലാം ‘തുമ്പ ചന്നാഗിദേ!’ പിന്നെ സമർപ്പണത്തിനു ‘അഠാരഹ് സൌ തിര്‍പ്പന്‍‘ നന്ദികൾ! പിന്നെ കുറഞ്ഞു പോയെന്ന് പരാതി പറയരുത് ചരിത്ര വായന ഒരനുഭവം തന്നെയാണ്. കാലത്തിനു പുറകിലേയ്ക്ക് ഒരു നടത്തം…. വിജയപരാജയങ്ങളും ചതിയും രക്തപ്പാടുകളും നിറഞ്ഞ ചരിത്രം. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്. നന്ദി, ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന ഈ യാത്രാവിവരണങ്ങള്‍ക്ക്… ശ്രീരംഗപട്ടണത്ത് ഇത്രയധികം കാണാനും അറിയാനുമുണ്ടന്ന് ഇപ്പഴാണറിഞ്ഞത്. വിശദമായ എഴുത്തിന് നന്ദി. ഉത്തരങ്ങള്‍ തേടി വീണ്ടും അലയുവാന്‍ ആശംസകള്‍. ഗംഭീരന്‍ നെടുനീളന്‍ പോസ്റ്റ്‌. കുറെ നേരമെടുത്തു വായിക്കാന്‍ “കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും” ഫോട്ടോ കണ്ടപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ വലിയ പ്രയാസം ഉള്ളതായി തോന്നിയില്ലല്ലോ. കേരളപ്പിറവി ആശംസകള്‍ ഒരു ഡസന്‍ അങ്ങോട്ടും. മുന്‍പ് ഒരിക്കല്‍ പോയിട്ടുണ്ട് ശ്രീരംഗപട്ടണത്ത്. പക്ഷെ, സത്യം പറയാന്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. അവിടെ അടുത്ത് നിന്നും കല്ലില്‍ കൊത്തിയ ചെറിയ രണ്ട് ആനയുടെ രൂപവും ഒരു ഗണ്‍പതിയുടെ രൂപവും വാങ്ങിയെന്ന ഒരു ഓര്‍മ്മ മാത്രം. നല്ല വിവരണം. നീളക്കൂടുതല്‍ പ്രശ്നമല്ല. വിവരണങ്ങള്‍ പോരട്ടെ. ഗ്രേറ്റ്‌… എന്നല്ലാതെ എന്താ പറയുക……എനിക്ക് ചരിത്രം മെയിന്‍ ആയി എടുത്തു വീണ്ടും ഒന്ന് കൂടി പഠിക്കാന്‍ തോന്നണു ഇതു വായിച്ചപ്പോള്‍…..ഞാനും വളരെ കുഞ്ഞിലെ പോയിട്ടുണ്ട്… പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല ഇപ്പോള്‍…വളരെ നന്ദി… മനോജ്‌ ശ്രീരംഗപട്ടണത്തു പോയിട്ടുണ്ട്. താങ്കള്‍ വിവരിച്ച സ്ഥലങ്ങളെല്ലാം കണ്ടിട്ടുണ്ട്. ഓര്‍മ പുതുക്കാനായി. നന്ദി. ഇച്ചിരി നീളം ഒന്ടെങ്കിലും മുഴുവനും വായിച്ചു ശ്രീരംഗ പട്ടണത് പോയിട്ടില്ലെങ്കിലും ഇപ്പോ പോയിവന്ന ഒരുസുഗം തോന്നുന്നു 100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും കുടാതെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ഒരു ഇടവേളയ്ക്ക് ശേഷം ചില യാത്രകളിൽ ഒരു പോസ്റ്റ് വന്നതിലും ബ്ലൊഗിൽ വീണ്ടും സജീവമാവുന്നതിലും ഉള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ. ഒപ്പം ഇത്തരം ഒരു പോസ്റ്റിലൂടെ എനിക്ക് ശ്രീരംഗപട്ടണം യാത്ര സാധ്യമാവുന്നതിന് കാരണഭൂതനായ ഡോൿടർ ജയൻ ഏവൂറിനും നന്ദി. കുറെ നാളായി ഞാനും ബ്ലോഗുവായനയും ബസ്സും എല്ലാം നിറുത്തിയിട്ട്. എന്തായാലും ഇന്ന് ശ്രീരംഗപട്ടണത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ ഇമെയിൽ കിട്ടി ഇവിടെ എത്തിയത് ഒട്ടും വെറുതെയായില്ല, അല്ലെങ്കിലും ചില യാത്രകൾ എന്ന ഈ ബ്ലോഗിൽ എത്തിയിട്ട് ഒരിക്കല്‍പ്പോലും വന്നത് വെറുതെയായി എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. ഒട്ടും വിരസതയുളവാക്കാത്ത വിവരണം. ശ്രീരംഗപട്ടണത്തെക്കുറിച്ചും, ടിപ്പുവിന്റെ കോട്ടയെയും കൊട്ടാരങ്ങളേയും, ശവകുടീരത്തെക്കുറിച്ചും എല്ലാം സംഗ്രമായി തന്നെ എഴുതിയിരിക്കുന്നു. അതിനെക്കാളും സന്തോഷിപ്പിച്ചത് ചരിത്രപരാമർശങ്ങൾ നിഷ്പക്ഷമായി നടത്തി എന്നതു തന്നെ, ടിപ്പുവിനെ മഹത്വവൽക്കരിക്കാൻ മനഃപൂർവ്വമായ ഒരു ശ്രമവും നടത്തിയില്ല എന്നതും പ്രശംസനീയം തന്നെ. ഒരു യാത്രകന്റെ കേവലമായ നിരീക്ഷണങ്ങളെക്കാൾ ഒരു ചരിത്രാന്വേഷിയുടെ കൗതുകവും ആകാംഷയും ഈ വിവരണങ്ങളിൽ ഉണ്ട്. കൊച്ചി മുതൽ ഗോവവരെയുള്ള യാത്രയിൽ നടത്തിയതിനേക്കാൾ ഗഹനമായി ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്രകൂടിയായി ഈ വിവരണം. കൊട്ടാരത്തിന്റേയും മസ്‌ജിത്തിന്റേയും എല്ലാം ശില്പചാരുത വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഇത്രയും വിശദമായ വിവരണത്തിന് ഒരിക്കൽക്കൂടി നന്ദി, ഒപ്പം ആശംസകളും. ചരിത്രത്തിൽ കേട്ടത് ഇപ്പോൾ കാണുകയും ചെയ്തു…! പിന്നെ ആ ഗൈഡ് ജയറം നമ്മുടെ നടൻ ജയറാം വയസ്സായ പോലെ തന്നെയുണ്ട് കേട്ടോ പക്ഷെ ബസ്സില്‍ കയറാന്‍ തുടങ്ങിയതിനുശേഷം ബ്ലോഗെഴുത്തിനായി സമയം കണ്ടെത്തുക എന്ന നിലയിലേക്ക് മാറി എന്നേയുള്ളൂ. ബ്ലോഗെഴുത്ത് കഴിഞ്ഞിട്ട് ബസ്സിന് സമയം കണ്ടെത്തുക എന്നതായിരിക്കും ഇനിയുള്ള എന്റെ രീതി. എല്ലാം വളരെ രസകരമായി പറഞ്ഞിരിക്കുന്നു.നന്നായി, ഇഷ്ടപ്പെട്ടു. താങ്ക്സ്. ശ്രീരംഗപട്ടണം ഉഷാറായി. വിവരണത്തിനിടെ പറഞ്ഞ ശ്രീരംഗത്ത് പോയിരുന്നു. ആ രണ്ടര ഏക്കറിലെ ക്ഷേത്രത്തില്‍. അവിടെ പക്ഷേ ഈ മട്ടില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇല്ല. ചില യാത്രകളിൽ ചെറിയ ഇടവേള വന്നു എന്ന പരാമർശത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു. മനോജ് മാഷെ, ശ്രീരംഗ പട്ടണം വായിച്ചു. ഞാന്‍ ആദ്യവും അവസാനവുമായി (അവസാനമാകാതിരിക്കട്ടെ, ഒന്നു കൂടി കാണാന്‍ ഇതു വായിച്ചപ്പോള്‍ ഒരു ദുരാഗ്രഹം) പോയി കണ്ടത് ഒമ്പതാം ക്ലാസില്‍ സ്കൂളില്‍ നിന്നും എസ്കര്‍ഷനു കൊണ്ടു പോയപ്പോളാണ്. ബ്ലൊഗ് വായിച്ചപ്പോള്‍ അന്ന് കണ്ടതെല്ലാം പിന്നെയും ഓര്‍മ്മ വന്നു. ഒപ്പം കൂടെ വന്നിരുന്ന സഹപാടികളേയും സാറന്മാരേയും ഓര്‍ത്തു. നന്ദി കൂട്ടുകാരാ നന്ദി. ഇരുപത്തെട്ട് വര്‍ഷങ്ങള്‍ പിറകിലേയ്ക്കു പോയി, കൂട്ടത്തില്‍ എന്റെ സ്കൂള്‍ ജീവിതം നന്നായിട്ട് ഒന്നു കൂടി ഓര്‍ക്കാനും കഴിഞ്ഞു. ശ്രീരംഗനാഥക്ഷേത്രത്തിലേതു പോലെയുള്ള പ്രതിഷ്ദയാണ് തിരുവന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേത്, അറിയുമായിരിക്കും. മഹാവിഷ്നുവിന്റെ അത്തരം പ്രതിഷ്ദകളുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണെന്നാണ് എന്റെ അറിവ്. പണ്ട് കണ്ടതെല്ലാം ഒന്നുകൂടി കാണിച്ച് തന്നതിന് ഒരായിരം നന്ദി. “ഒരു കാര്യം പറയാനുണ്ട് സാര്‍..അവിവേകമാണെങ്കില്‍ പൊറുക്കണം“ ശ്രീനിവാസന്റെ മറുപടി “ഇല്ല അവിവേകം പൊറുക്കില്ല“ ഈ രംഗം ഓര്‍മ്മ വരുന്നതുകൊണ്ട്, മണി ചോദിച്ച സാധനം(ക്ഷമ) തല്‍ക്കാലം ഞാന്‍ തരുന്നില്ല നേരിട്ട് കാണുമ്പോള്‍ വെച്ച് തരാം. ക്ഷമയല്ല, ഒരു കിഴുക്ക് 1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് “ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു. ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങലും‍….” മനോഹരം മനോജ്… ആ സ്ഥലത്ത്, ഈ അടുത്ത കാലത്ത് ഞാനും പോയതാണ്‌. എന്നാലും ഇത്തരം ഒരു രംഗം മനസ്സിലേയ്ക്ക് തീരെ വന്നതേയില്ല. നേരില്‍ കാണുന്നതിനേക്കാള്‍ സുഖമുണ്ട് മനോജിന്റെ വിവരണങ്ങള്‍ വായിക്കാന്‍. നന്ദി. “എല്ലാ മാസവും ഒരു യാത്രാവിവരണം. അങ്ങനെ കൊല്ലത്തില്‍ 24 പോസ്റ്റുകള്‍ എന്നത്..” നിക്കറിടുന്ന കാലത്ത് പോയതാ അവിടെ (ഇപ്പോഴും നിക്കറിടാറുണ്ട് കേട്ടോ) ഇനി ഏതായാലും അവിടെ പോകണമെന്നില്ല. അത്രക്കും മനോഹരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍. എനിക്കുമുണ്ട് ഇതുപോലെ ചില ചോദ്യങ്ങള്‍ . മനുഷ്യനിര്‍മ്മിത ചരിത്ര വായനയില്‍ എത്രത്തോളം വിശ്വാസ്യത അവകാശപ്പെടാനാകും? ടിപ്പു യഥാര്‍ത്ഥത്തില്‍ ക്രൂരന്‍ ആയിരുന്നുവെങ്കില്‍ മസ്ജിദും അമ്പലവും അടുത്തടുത്ത്‌ നിര്‍മിച്ചു മാതൃക കാണിക്കുമായിരുന്നോ? യഥാര്‍ഥ മാതൃകഭരണാധികാരി ആയിരുന്നെങ്കില്‍ മനുഷ്യവിഭവശേഷിയും ധനവും കൊണ്ട് ധൂര്‍ത്തിന്റെ സ്മാരകങ്ങള്‍ പണികഴിപ്പിക്കുമായിരുന്നോ? 1)ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ? ബോറടിപ്പിച്ചാല്‍ മാപ്പാക്കണം എന്ന മുഖവുരയോന്നും വേണ്ടാ നിരൂ, ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതി ഫെയ്സ്ബുക്കിലെ ആമുഖം ഗുംബസിലെ അലങ്കാരങ്ങളും നല്ല ഭംഗി ഈ പോസ്റ്റ്‌ ശരിക്കും ഇഷ്ടപ്പെട്ടു. നിരു പറഞ്ഞതു പോലെ ചരിത്രത്തിലേക്ക് ഇറങ്ങി ചെന്നാല്‍ പലകാര്യങ്ങളും അങ്ങനെയാണ് ,പിന്നെ യുദ്ധം അതെപ്പോഴും ക്രൂരതകള്‍ മാത്രം സമ്മാനിക്കുന്നു, ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ധര്‍മ്മമെന്നു കരുതുന്നത്, ഒരു സാധാരണ മനുഷ്യന് സമ്മതിക്കാവുന്നതാവില്ല. പിന്നെ ജെയിലില്‍ അവസാന ശ്വാസമെടുക്കാന്‍ തുടങ്ങുന്നവന്റെ പിടച്ചില്‍ അതൊന്നും ഓര്‍ക്കാതിരിക്കുകയാവും ഭേദം ഇനി പോസ്ടിടാതെ ബസില്‍ കറങ്ങി നടക്കുന്നത് കണ്ടാല്‍ ക്വോട്ടെഷന് ആളെ വിടും.. ഓരോ ചിത്രം കാണുമ്പോഴും ചരിത്ര സ്മാരകങ്ങളോടുള്ള നമ്മുടേ അവഗണന വ്യക്തം ആകുന്നു……. ശരിക്കും വിഷമം തോന്നുന്നു ഇതു ഒക്കേ സംരക്ഷിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു ഭരണാധികാരി പോലും നമുക്ക് ഇല്ലല്ലോ! ഹുയ്യൊ…. ഒരു വമ്പന്‍ യാത്ര കഴിഞ്ഞു വന്ന ക്ഷീണം (എനിക്ക്)… ശ്രീരംഗത്ത് മൂന്നു കുരങ്ങന്മാരുടെ ശില്പം ശ്രദ്ധിച്ചിരുന്നോ?…ഒന്നിന്റെ ഒരു ചെവിയിലൂടെ ഈര്‍ക്കിലിയിട്ടാല്‍ മറ്റെ ചെവിയിലൂടെ വരും… രണ്ടാമത്തേതിന്റെ വായിലൂടെ വരും മൂന്നാമത്തെതിന്റെ ചെവിയില്‍ ത്തന്നെ തടഞ്ഞു നിക്കും…. മൂന്നു തരം രഹസ്യ സൂക്ഷിപ്പുകാരെ ഉള്ളുവത്രെ… ”കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്”. നിരക്ഷരന് ഇനിയും യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ അങ്ങനെ ഞാനും ശ്രീരംഗപട്ടണം വരെ ഓസ്സീലൊരു യാത്ര പോയി:( ഇനി ബസ്സേക്കേറി പഞ്ചാരയടിച്ചു നടന്നാൽ സ്പോട്ട് ഫൈനടിക്കും സൂക്ഷിച്ചോ:( വര്‍ഷതന്ന വിവരങ്ങള്‍ കൃത്യമാണ്. അത് ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ചില കാര്യങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഞാന്‍. റാം, ഇസ്മായില്‍ കുറുമ്പടി എന്നിവരുമായി ഒരു ചര്‍ച്ചയ്ക്കായി അതിന് ശേഷം മടങ്ങിവരുന്നതാണ്. “100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.” ഇനിയെന്തു വേണം ഭായ് ….നീളം കുടിയാലും നല്ല ഒരു ചരിത്രവായന ശ്രീരംഗപട്ടണത്തേക്ക് അദ്യമായി യാത്രവന്നവര്‍ക്കും, എന്നെപ്പോലെ തന്നെ പഴയ സ്കൂള്‍,കോളേജ് സ്റ്റഡി ടൂറുകളുടെ ഓര്‍മ്മ പുതുക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ കമന്റ് ബോക്സില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ നിരത്തിയിരുന്നു. അതിനെല്ലാം മറുപടി കിട്ടി. മറുപടി തന്നെ റാമിനും ശ്രീ വര്‍ഷയ്ക്കും പ്രത്യേകം നന്ദി. മറ്റ് ചില ചോദ്യങ്ങള്‍ പോസ്റ്റില്‍ത്തന്നെ ഞാന്‍ ഉന്നയിച്ചിരുന്നു. അത് ഇങ്ങനെയാണ്. ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട്? എത്രത്തോളം പതിരുണ്ട്? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ? പ്രധാനമായും ടിപ്പുസുല്‍ത്താന്‍(പി.കെ.ബാലകൃഷ്ണന്‍ നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം(കെ.കെ.എന്‍ കുറുപ്പ്)…. എന്നീ 2 ഗ്രന്ഥങ്ങളാണ് ടിപ്പുവിനെക്കുറിച്ചുള്ള മനസ്സിലാക്കാനായി ഇക്കാലത്തിനിടയില്‍ ഞാന്‍ അവലംബിച്ചിട്ടുള്ളത്. പിന്നെ ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടാവുന്ന അത്രയും സൈറ്റുകളും. അതൊക്കെ എന്തായാലും, ഞാന്‍ നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ സ്ഥലങ്ങളും അവിടന്നുള്ള സ്മാരകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, ടിപ്പുവിനെപ്പറ്റി തര്‍ക്കമില്ലാതെ വിശ്വസിച്ച് പോരുന്നതുമായ കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഈ പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ചോദ്യരൂപേണെ ഞാന്‍ ഉന്നയിച്ചിട്ടുള്ളത് എനിക്കിപ്പോഴും നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ മാത്രമാണ്. എനിക്ക് കിട്ടിയ ചില ഉത്തരങ്ങളും, വിവരങ്ങളും ഈ കമന്റ് ബോക്സില്‍ ഞാന്‍ നിങ്ങള്‍ എല്ലാവരുമായി പങ്കുവെക്കുന്നു. അന്യദേശ ചരിത്രകാരന്മാര്‍ പലരും ടിപ്പുവിനെ മതഭ്രാന്തനായും ക്രൂരനായ ഭരണാധികാരിയായും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, മേല്‍പ്പറഞ്ഞ 2 ഗ്രന്ഥകര്‍ത്താക്കളും അതൊക്കെ എഴുതിത്തള്ളിയിരിക്കുന്നു. ടിപ്പുവിനെപ്പറ്റി അന്യദേശ ചരിത്രകാരന്മാര്‍ പറഞ്ഞ നല്ല റഫറന്‍സുകള്‍ ഇവര്‍ രണ്ടുപേരും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത് കുഴപ്പിക്കുന്നു, ഒരു തീരുമാനത്തില്‍ എത്താന്‍ ആകുന്നില്ല. വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ എന്നതാണ് സങ്കടം. ഏത് വലിയ ചരിത്രകാരന്‍ പറയുന്നതും അപ്പാടെ വിഴുങ്ങാനോ, തുപ്പിക്കളയാനോ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്. ടിപ്പു മതഭ്രാന്തനല്ല പക്ഷെ മതവിശ്വാസിയായി ജീവിച്ചിരുന്ന ആളായിട്ടാണ് മുകളിലെ പുസ്തകങ്ങളില്‍ സമര്‍ത്ഥിക്കുന്നത്. അന്യമതങ്ങളെ അദ്ദേഹം ബഹുമാനിച്ചിരുന്നതായും പരാമര്‍ശമുണ്ട്. അതിന് ലഭ്യമായ പ്രധാന തെളിവുകളില്‍ ഒന്ന് ശൃംഗേരിമഠം ക്ഷേത്രത്തിലെ കന്നട ഭാഷയിലുള്ള ചില രേഖകളാണ്. ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനായി ടിപ്പു നല്‍കിയ സംഭാവനകളെപ്പറ്റിയാണ് അതില്‍ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിപ്പു നല്‍കിയ ഇളവും ദാനവും കോഴിക്കോട് കളക്‍ടറേറ്റ് രേഖകളില്‍ ഉണ്ടെന്നും കെ.കെ.എന്‍.കുറുപ്പ് പറയുന്നു. ടിപ്പു നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ക്ഷേത്രങ്ങള്‍, കൃസ്ത്യന്‍ പള്ളികള്‍ എന്നതിനൊനും ഒരു രേഖയോ തെളിവോ ഇല്ലെന്ന് പി.കെ.ബാലകൃഷ്ണന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. ടിപ്പുവിന്റെ ക്രൂരതകള്‍, തന്റെ രാജ്യത്തോടും, നാട്ടുകാരോടും ക്രൂരമായ നടപടികള്‍ എടുത്തിട്ടുള്ള വിദേശ പട്ടാള ഓഫീസര്‍മാരോട് ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട് 2 പുസ്തകങ്ങളിലും. യുദ്ധത്തില്‍ കീഴടക്കപ്പെടുന്ന സ്ഥലങ്ങളിലെ സ്ത്രീകളോട് വളരെ മാന്യമായ പെരുമാറ്റം ആയിരുന്നു ടിപ്പുവിന്റേതെന്നും പുസ്തകങ്ങളില്‍ ഉണ്ട്. അതേ സമയം ഇംഗ്ലീഷുകാര്‍ പരാജിതരായ ദേശങ്ങളിലെ സ്ത്രീകളോട് മോശമായി പെരുമാറിയതായും പറയുന്നു. ടിപ്പു നടത്തിയ മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ ഒന്നും ഇല്ല എന്ന് ശ്രീ ബാലകൃഷ്ണന്‍ പറയുമ്പോള്‍, അല്‍പ്പം ന്യൂട്രലായിട്ടുള്ള സമീപനമാണ് കെ.കെ.എന്‍.കുറുപ്പിന്റേത്. എന്നാല്‍ ഇംഗ്ലീഷ് റഫറന്‍സുകളില്‍ ടിപ്പു ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വരെ പരസ്യമായി സുന്നത്ത് നടത്തിയതിനെപ്പറ്റിയും, അതിന്റെ പേരില്‍ ഹൈദര്‍ ടിപ്പുവുമായി ഇടയുന്നതിനെപ്പറ്റിയും പരാമര്‍ശമുണ്ട്. മലബാറിലേക്ക് ടിപ്പു നടത്തിയ പടയോട്ടമൊക്കെ സാമ്രാജ്യവികസനത്തിന്റേയും പിന്നെ ഹൈദര്‍ അലി വെട്ടിപ്പിടിച്ച നാടുകള്‍ എന്ന നിലയില്‍ അത് നിലനിര്‍ത്താനും വിദേശികള്‍ക്ക് എതിരെ പോരാടാനുള്ള അര്‍ത്ഥം ഉണ്ടാക്കാനുമായിരുന്നു എന്ന പരാമര്‍ശങ്ങളാണ് ഉള്ളത്. ഹൈദര്‍ അലി ചിറയ്ക്കലില്‍ നിന്ന് പിടിച്ച് കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി മുഹമ്മദ് അയാസ് ഖാന്‍ എന്ന് പേരിട്ട കുമാരന്‍ നമ്പ്യാര്‍ എന്ന വ്യക്തി പിന്നീട് ഹൈദറിന്റെ പ്രിയപ്പെട്ടവനാകുകയും ബെഡ്‌നോര്‍(ഹൈദര്‍ നഗര്‍) ന്റെ നവാബായി നിയമിക്കപ്പെടുകയും ചെയ്യുന്നതായി ഇംഗ്ലീഷ് പരാമര്‍ശങ്ങളുണ്ട്. ഇതൊക്കെ ടിപ്പുവിന് അയാസ് ഖാനോട് വൈരാഗ്യം ഉണ്ടാകുകയും, അത് മലബാറിനോട് തന്നെയുള്ള വൈരാഗ്യമായി മാറുന്നുണ്ടെന്നും, ഹൈദറിന്റെ മരണശേഷം അയാസ് ഖാന് എതിരായി ടിപ്പു മരണ വാറണ്ട് പുറപ്പെടുവിക്കുന്നതുമായ ചില കഥകളെപ്പറ്റി ഈ പുസ്തകങ്ങളില്‍ ഒന്നും പറയുന്നുമില്ല. പല സംശയങ്ങള്‍ക്കും, എനിക്ക് കിട്ടിയ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമോ വേണ്ടയോ എന്നിതുവരെ തീരുമാനിക്കാനായിട്ടില്ല. അതുകൊണ്ടാണ് ആ സമസ്യകളിലൊക്കെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിച്ചത്. സരിജയുടെ കമന്റ് വളരെ പ്രസക്തമാണ്. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്. ചരിത്രം ആര് എഴുതുന്നു എന്നതും ഒരു വിഷയമാണ്. വിജയി എഴുതുന്ന ചരിത്രവും പരാജയപ്പെട്ടവന്‍ എഴുതുന്ന ചരിത്രവും ഒന്നല്ല. @ ഇസ്മായില്‍ കുറുമ്പടി – രാജാക്കന്മാര്‍ പലരും വിലപിടിപ്പുള്ള സ്മാരകങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരാണ്. അതൊക്കെ പല രാജവംശത്തിന്റേയും ഭാഗമാണ്. അതുകൊണ്ട് അവര്‍ മാതൃകാ ഭരണാധികാരികള്‍ ആകാതിരിക്കുന്നില്ല. മോശം ഭരണവും ധൂര്‍ത്തും ഉള്ള രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്. @ റാം – ആ ലിങ്കുകള്‍ക്ക് നന്ദി. ആ ലിങ്കില്‍ പറയുന്ന ‘പീരങ്കി മുകളില്‍ നിന്ന് വീണതല്ല‘ എന്ന ഒരു കാര്യത്തോട് ഞാനും യോജിക്കുന്നുണ്ട്. അത് തെളിയിക്കേണ്ടത് ആര്‍ക്കിയോളജിക്കാരോ അതുപോലുള്ളവരോ ആണ്. നമുക്ക് തല്‍ക്കാലം നിലവിലുള്ള, ചോദ്യം ചെയ്യപ്പെടാത്ത ചരിത്രം പറയുന്നത് വിശ്വസിക്കാനേ മാര്‍ഗ്ഗമുള്ളൂ. Niru chettan pranjathu pole, വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ. വിശദമായ അഭിപ്രായത്തിനും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചരിത്രങ്ങള്‍ പങ്കുവെച്ചതിന് നന്ദി:) ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും ആദ്യമേ ജയന് അഭിനന്ദനങ്ങള്‍,ഗൂഗിള്‍ ബസ്സില്‍ നിന്നും ഈ നിരക്ഷരനെ തൂക്കി എറിഞ്ഞതിന്… അതുകൊണ്ടല്ലേ ഇത്രയും സുന്ദരമായ ഒരു പോസ്റ്റ്‌ കിട്ടിയത്! എന്തു രസകരമായാണ് വിവരണങ്ങള്‍,അതുപോലെ മനോഹരമായ ചിത്രങ്ങളും,എങ്ങിനെ അസൂയ തോന്നാതിരിക്കും? ഞാനും ശ്രീരംഗ പട്ടണത്തു പോയിട്ടുണ്ടു. ഈ പറഞ്ഞതൊന്നും അവിടെ കണ്ടില്ല. മുകളില്‍ Ram തന്നിട്ട് പോയ ലിങ്ക് വഴി ഒന്ന് പോയി നോക്കിയാലും ഇക്കാര്യം മനസ്സിലാക്കാന്‍ പറ്റും. എന്നിരുന്നിട്ടും ഗൈഡുകള്‍ വഴിയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത് ശരിയായ വിവരമല്ല. ഇനി ശ്രീരംഗപട്ടണം വഴി പോകുന്ന ആരെങ്കിലും കൂടുതല്‍ അന്വേഷിച്ചെങ്കില്‍ നന്നായിരുന്നു. അടുത്ത പ്രാവശ്യം എനിക്ക് പോകാന്‍ പറ്റുമ്പോള്‍ ഞാനും കൃത്യമായതും ആധികാരികമായതുമായ വിവരം ശേഖരിക്കാന്‍ ശ്രമിക്കുന്നതാണ്. നന്നായിട്ടുണ്ട്. നമ്മളെല്ലാം സ്കൂളില്‍ പഠിച്ച ചരിത്രം അപൂര്‍വ്വമായേ അയവിറക്കാറുള്ളൂ. ഞാന്‍ കുടുംബസമേതം കഴിഞ്ഞ ആഴ്ച ലാല്‍ബാഗില്‍ പോയിരുന്നു. ഇടക്കിടെ പോകാറുണ്ട്. പക്ഷെ കഴിഞ്ഞ തവണയാണ് ഗൈഡിനെ കിട്ടിയത് ലാല്‍ബാഗിലും ഗൈഡ് ഉണ്ട്) ടിപ്പു സുല്‍ത്താന്‍ നട്ടുവളര്‍ത്തിയ മാവ് ഗൈഡ് കാണിച്ചു തന്നപ്പോള്‍ ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയെ ഒക്കെ ഓര്‍ത്തു. ഹൈദര്‍ അലി ആണത്രെ 40 ഏക്കറില്‍ ലാല്‍ബാഗ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അത് 260 ഏക്കര്‍ ഉണ്ട്. അവിടെ ഉള്ള ഗ്ലാസ് ഹൌസ് വൈസ്രോയ് പുഷ്പപ്രദര്‍ശനം കാണാന്‍ വേണ്ടി നിര്‍മ്മിച്ചതാണത്രെ. ലാല്‍ബാഗിനെ പറ്റി എനിക്കൊരു പോസ്റ്റ് എഴുതണമായിരുന്നു. പക്ഷെ ഞാന്‍ സാക്ഷരനായിപ്പോയില്ലേ പറ്റുമോ എന്തോ:) നിരക്ഷരന്‍ ആയതുകൊണ്ട് ഞാന്‍ ആ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒരു മത്സരത്തിലുള്ള ബാല്യം അവശേഷിക്കുന്നില്ല എന്നതുതന്നെ പ്രധാന കാരണം. ഇത് ശ്രീരംഗപട്ടണത്തെപ്പറ്റിയുള്ള പോസ്റ്റാണ്. വിഷയയുമായി ബന്ധമില്ലാത്ത തരത്തിലുള്ള കമന്റുകള്‍ നീക്കം ചെയ്യപ്പെടുന്നതാണ്. ഡോ:കെ.കെ.എന്‍. കുറുപ്പിന്റെ ‘നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ പറയുന്ന അവസാന രംഗം ഇപ്രകാരമാണ്. ആ ശരീരത്തെപ്പറ്റി മേജര്‍ അല്ലന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. ‘കവാടത്തില്‍ നിന്നും പുറത്തേക്ക് നീക്കപ്പെട്ടപ്പോള്‍ ടിപ്പുവൊന്റെ കണ്ണുകള്‍ ശരിക്കും തുറന്നാണിരുന്നത്. ശരീരത്തിന് അപ്പോഴുമുണ്ടായിരുന്ന ചൂടുകൊണ്ട് ജീവനില്ലേ എന്നുപോലും ഞാനും കേണല്‍ വെല്ലസ്ലിയും അല്‍പ്പം സംശയിച്ചു. ശരീരത്തില്‍ നാല് മുറിവുകളുണ്ടായിരുന്നു. മൂന്നെണ്ണം ശരീരത്തിലും ഒന്ന് വലതുചെവിയുടെ മുകള്‍ഭാഗത്തുകൂടി തുളഞ്ഞു കവിളിലും എത്തിയിരുന്നു. അഭിജാതമായ ഒരു ദര്‍ശനീയത അദ്ദേഹത്തില്‍ കാണാം. മുഖഭാവത്തില്‍ ഒരു നിശ്ചഞ്ചലത. ആ ഭാവം സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഒരാളാണെന്നു സ്വയം വ്യക്തമാക്കി.‘ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പോയിരുന്നു, ഒരിക്കല്‍ കൂടി പോകണം ടിപ്പുവിനെയും ശ്രീരംഗപട്ടണത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഒരു വിവാദം നിരക്ഷരന്‍ മനസ്സിലാക്കിയിരിക്കുമല്ലോ. ഭാസ്കരന്‍ മാനന്തേരി തന്റെ ‘കടത്തനാടന്‍ നൊമ്പരങ്ങള്‍’ എന്ന പുസ്തകത്തില്‍, ടിപ്പു സുല്‍ത്താന്‍ പടയോട്ട കാലത്ത് മലബാര്‍ പ്രദേശത്ത് കടത്തനാട് എത്തുകയും അവിടെ വച്ച് ഉണ്ണിയാര്‍ച്ചയെ കണ്ടുമുട്ടുകയും ഉണ്ണിയാര്‍ച്ചയുടെ ബന്ധുക്കളെയെല്ലാം കൊല്ലുകയും തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയെ ഭാര്യയാക്കി ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി എന്നും അവിടെയുള്ള ക്ഷേത്രം ഉണ്ണിയാര്ച്ചക്ക് വേണ്ടി പണി കഴിപ്പിച്ചതാനെന്നും ഒക്കെ അതില്‍ പറയുന്നു . പക്ഷെ ഇതിനെ വികലമായ ചരിത്ര പുനരാഖ്യാനം ആയിട്ടാണ് പലരും കാണുന്നത് . കേരളശബ്ദം വാരികയില്‍ ഇതിനെതിരെ ലേഖനങ്ങള്‍ വരുന്നുണ്ട് . നന്നായിരിക്കുന്നു. സമഗ്രമായ വിവരണം സുന്ദരമായ ചിത്രങ്ങള്‍… വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയും ടിപ്പുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബത്തേരിയുടെ പഴയ പേര് ഗണപതിവട്ടം എന്നായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, അദ്ധേഹത്തിന്റെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ബത്തേരിയിലെ ഒരു ജൈന ക്ഷേത്രം ഉപയോഗിച്ചിരുന്നു. അതില്‍ നിന്നാണ് ടിപ്പുവിന്റെ ആയുധപുര എന്നര്‍ത്ഥം വരുന്ന “sultan ‘s battery “ ഉണ്ടായതും ക്രമേണ അത് സുല്‍ത്താന്‍ ബത്തേരി ആയി മാറിയതും. ബത്തേരിയിലെ ആ ജൈന ക്ഷേത്രം ഇപ്പോള്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. ക്ഷേത്രത്തില്‍, ബത്തേരിയെ മൈസൂര് ഉം ആയി ബന്ധിപ്പിക്കുന്ന ഒരു തുരങ്കം ഉണ്ടായിരുന്നത്രേ. വളരെ പണ്ട് അതും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഒരിക്കല്‍ അത് വഴി ഇറങ്ങിപ്പോയ കുറച്ചു വിദേശികള്‍ തിരിച്ചു വന്നിലത്രെ!(സത്യം ഇതാണോ എന്നറിയില്ല എന്തായാലും ഇപ്പോള്‍ തുരങ്കം സീല്‍ ചെയ്തിരിക്കുകയാണ്… രസകരമായ ഒന്ന്, ബത്തേരിയിലെ ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഇപ്പോഴും സ്ഥലപേരു ഗണപതിവട്ടം തന്നെയാണ്.. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും. വളരെ നന്ദിയുണ്ട് നിരക്ഷരന്‍ സാര്‍. ഞങ്ങള്‍ ഇത്തവണ സ്കൂള്‍ ടൂര്‍ പോയത് മൈസൂരിലേക്കായിരുന്നു. ചരിത്രാന്വേഷണം താത്പര്യമില്ലാത്ത ചിലര്‍ കൂട്ടത്തിലുണ്ടായിരുന്നത് കാരണം പല സ്ഥലങ്ങളും കാണാന്‍ സാധിച്ചില്ല. ശ്രീരംഗപട്ടണം കോട്ടയും അതിനോടനുബന്ധിച്ച ചരിത്ര സ്മാരകങ്ങളും കാണാന്‍ കഴിഞ്ഞില്ല. ഗുംബസിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ല എന്നൊരു തോന്നല്‍ മനസ്സിലുണ്ട്. വളരെ നല്ല നിലയില്‍ ചരിത്രാവബോധം നല്‍കിയ നിരക്ഷരന്‍ സാറിന് ഒരായിരം അഭിനന്ദനങ്ങള്‍. കണ്ണുതുറക്കാന്‍ പറ്റാത്തവിധം മണല്‍ക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. മണല്‍ക്കൂമ്പാരത്തില്‍ പുതഞ്ഞുപോയ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പിന്റെ ടയറുകള്‍ ചുട്ടുപഴുത്ത മണലില്‍ മുട്ടുകുത്തിയിരുന്ന് മാന്തിവെളിയിലെടുക്കുമ്പോള്‍ സെയിദിനെക്കുറിച്ചുള്ള ചിന്തകള്‍ എന്റെയുള്ളില്‍ കത്തുകയായിരുന്നു. സെയിദ്, ആരായിരുന്നു നിനക്കു ഞാന്‍ നീയെനിക്ക് ആ‍രായിരുന്നു വെറും സഹപ്രവര്‍ത്തരായിരുന്നോ നമ്മള്‍ അല്ല. നീയെനിക്ക് മേലുദ്യോഗസ്ഥനായിരുന്നോ അതെ. പക്ഷെ വെറുമൊരു മേലുദ്യോഗസ്ഥനായിരുന്നില്ലല്ലോ ഉവ്വോ അതിനപ്പുറം എന്തെല്ലാമോ ആയിരുന്നില്ലേ ഒരു സുഹൃത്തായിരുന്നു നീ. പക്ഷെ വെറുമൊരു സുഹൃത്തായിരുന്നില്ലല്ലോ അതിനപ്പുറമെന്തൊക്കെയോ ആയിരുന്നില്ലേ ? കള്ളലോഞ്ച് കയറി ഈ മണലാരണ്യത്തിലേക്കെത്തിയ നൂ‍റുകണക്കിന് ഭാഗ്യാന്വേഷികളില്‍ ഒരാള്‍ മാത്രമായിരുന്നില്ലല്ലോ നിനക്ക് ഞാന്‍? സദാ മറവിക്കാരനായിരുന്ന നിനക്ക് എന്റെ കാര്യങ്ങളൊക്കെ നല്ല ഓര്‍മ്മയായിരുന്നല്ലോ അതെന്തുകൊണ്ടാണെന്ന് എനിക്കൊരിക്കലും ഒരു പിടിയും കിട്ടിയിട്ടില്ല. ഞാന്‍ നിനക്ക് ആരായിരുന്നു ? കള്ളുകുടിയാണോ നമ്മെ തമ്മില്‍ അടുപ്പിച്ചത് അല്ലെന്നും ആണെന്നും പറയാം. എത്രപേരുടെ കൂടെ നീയിരുന്ന് കള്ളുകുടിക്കാറുണ്ട് പിന്നെ എനിക്ക് മാത്രമെന്താണ് പ്രത്യേകത ? ഔദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചോ പത്തോ മിനിറ്റ് വൈകിവന്നാല്‍പ്പോലും മുഖം കറുപ്പിക്കാത്ത നീ, ‘ഹാപ്പി അവര്‍ ‘ കഴിയുന്നതിന് മുന്നേ ബാറില്‍ ഹാജരാകാത്തതിന് എത്ര പ്രാവശ്യം എന്നെ ചീത്തവിളിച്ചിരിക്കുന്നു? എന്നിട്ടാ വിഷമം തീര്‍ക്കാനെന്നും പറഞ്ഞ് എത്ര ബിയര്‍ അധികം കുടിച്ചിരിക്കുന്നു? ബിയര്‍ മാത്രമല്ലേ നീ കുടിക്കൂ. വിലകൂടിയ മറ്റെല്ലാത്തരം മദ്യങ്ങളും ഞാന്‍ കുടിക്കണം. അതുണ്ടാക്കുന്നതുമുതല്‍ കപ്പലുകയറി ബാറുകളില്‍ എത്തുന്നതുവരെയുള്ള ചരിത്രമൊക്കെ പറഞ്ഞുതന്ന് എന്നെ നീയതൊക്കെ കുടിപ്പിച്ചിരുന്നതെന്തിനായിരുന്നു സെയിദ് ഒരിക്കല്‍പ്പോലും അതിന്റെ പണം കൊടുക്കാന്‍ എന്നെ അനുവദിക്കാതെ എന്തിനായിരുന്നു നീ അത്രയും മദ്യം എനിക്ക് വാങ്ങിത്തന്നിരുന്നത് ? ‘ഹാപ്പി അവറി‘ല്‍ത്തന്നെ മൊത്തത്തില്‍ കുടിക്കാനുള്ള മദ്യമത്രയും ഓര്‍ഡര്‍ കൊടുക്കുന്ന നിന്നെ കണ്ണുതള്ളി നോക്കുന്ന ബാര്‍ ജീവനക്കാരെ കാണുമ്പോള്‍ എനിക്ക് വലിയ പുതുമയൊന്നും തോന്നാറില്ല. നീയെന്നും അങ്ങനെതന്നെ ആയിരുന്നല്ലോ കുടിക്കാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് ‘ഹാപ്പി അവറി‘ല്‍ത്തന്നെ ഓര്‍ഡര്‍ ചെയ്താല്‍ ‍, അതുകൊണ്ടുണ്ടാകുന്ന ലാഭം കൊണ്ട് 2 ബിയര്‍ അധികം കുടിക്കാമെന്ന് എന്നെപ്പഠിപ്പിച്ചത് നീയല്ലേ ആദ്യത്തെ സിപ്പ് എടുക്കുന്ന മദ്യം കവിളിനകത്തുതന്നെ പിടിച്ചുവെച്ച് മോണയിലും പല്ലുകള്‍ക്കിടയിലും നാക്കിലെ രസമുകുളങ്ങള്‍ക്കിടയിലേക്കുമൊക്കെ കടത്തിവിട്ട് ആ മദ്യത്തുള്ളികളുടെ രുചി മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും, ആദ്യത്തെ പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കി, അടുത്തതൊഴിപ്പിച്ച് അതും വലിച്ച് കുടിച്ച് നിലം‌പരിശാകുന്ന മലയാളിയെപ്പോലെ നീയുമാകരുതെന്ന് എന്നോട് മാത്രം പറയാന്‍ ഞാന്‍ നിനക്കാരായിരുന്നു ? എത്രകുടിച്ചാലും ലക്കുകെട്ട് നിന്നെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിന്റെ ഒരു നോട്ടം പിഴച്ചിട്ടില്ല. ഒരു കാല് തെന്നിയിട്ടില്ല, നാക്കൊന്ന് കുഴഞ്ഞിട്ടില്ല. നല്ല ഒന്നാന്തരം തെറിക്കഥകള്‍ നീ പറയാറുള്ളത് കള്ളുകുടിക്കുമ്പോള്‍ മാത്രമല്ലല്ലോ. ഔദ്യോഗികാവശ്യത്തിനായി ഫോണ്‍ ചെയ്യുമ്പോഴും ‘ഹൌ ആര്‍ യു ?’ എന്നു ചോദിക്കുന്ന ലാഘവത്തോടെ “ ഹൌ ഈസ് യുവര്‍ സെക്സ് ലൈഫ് ” എന്നു ചോദിക്കുന്ന എത്ര മേലുദ്യോഗസ്ഥന്മാരുണ്ടാകും ഈ ഭൂലോകത്ത് എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന പ്രായം മുതല്‍ക്കേ പെണ്ണിന്റെ ചൂടും ചൂരുമറിഞ്ഞിട്ടുള്ളവനാണ് നീയെന്ന് ഏത് സദസ്സിലും ഉറക്കെ വിളിച്ചുപറയാറുള്ള നിന്നെ ഞാനെന്നും ഒരു അത്ഭുതജീവിയായിട്ടാണ് നോക്കിക്കണ്ടിരുന്നത്. നിന്റെ ഈ തെറിക്കഥകളൊക്കെ ഞാനൊരിക്കല്‍ അച്ചടിച്ചിറക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ ആദ്യപ്രതി നിനക്കുതന്നെ തരണമെന്ന് പറയാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കാവും ? നീയെന്നും വ്യത്യസ്ഥനായ ഒരു ബോസ്സായിരുന്നു, സഹപ്രവര്‍ത്തകനായിരുന്നു, സഹമദ്യപാനിയായിരുന്നു, സഹജീവിയായിരുന്നു. എന്നാണ് നിന്നെ ഞാന്‍ അവസാനമായിക്കണ്ടത് ? എനിക്കോര്‍മ്മയില്ല. എന്റെ കാര്യമായതുകൊണ്ട് നിനക്കോര്‍മ്മ കണ്ടേക്കും. പക്ഷെ എന്റെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടിപറയാന്‍ നിനക്കിനിയാവില്ലല്ലോ ? മണല്‍ക്കാറ്റ് ആഞ്ഞുവീശിയ ഇതുപോലൊരു ദിവസം,റോഡ് മുറിച്ച് കടക്കുമ്പോള്‍ നീയെന്തേ ശ്രദ്ധിച്ചില്ല സെയിദ് വാരിയെല്ലുകള്‍ നുറുങ്ങി, വലതുകാല്‍ തുടയ്ക്ക് മുകളില്‍ വെച്ച് മുറിച്ചുകളഞ്ഞ നിന്നെ 48 മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ ആടിയുലയാന്‍ വിട്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞത് ഞരമ്പുകളില്‍ ചോര കട്ടപിടിക്കാന്‍ പോന്നത്രയും തണുപ്പുള്ള ഒരു രാത്രിയിലായിരുന്നു. നീ പഠിപ്പിച്ചുതന്ന മദ്യപാനരീതികളൊക്കെ അന്ന് ഞാന്‍ കാറ്റില്‍പ്പറത്തി. പല കുപ്പികളുടെ അടിത്തട്ടുകള്‍ ഞാനാ കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടു. മദ്യലഹരി നാക്കിലും, മോണയിലുമൊക്കെ തങ്ങിനില്‍ക്കാനനുവദിക്കാതെ നേരിട്ട് ഞാനെന്റെ മസ്തിഷ്ക്കത്തിലേക്കെത്തിച്ചു. 48 മണിക്കൂര്‍ സമയം നിന്നെപ്പോലെ ഞാനും ബോധം കെട്ടുകിടക്കുകയായിരുന്നു, നിന്റടുത്തുനിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം. രാവിലെ എന്റെ കെട്ടിടമാകെ ആടിയുലഞ്ഞു. അമിതമായി മദ്യപിച്ച് കാലുകള്‍ നിലത്തുറയ്ക്കാത്തതുകൊണ്ടോ, സ്വബോധം നഷ്ടപ്പെട്ടതുകൊണ്ടുള്ള തോന്നലോ ആണെന്നാണ് ആദ്യം കരുതിയത്. റിക്‍ടര്‍ സ്കെയിലില്‍ 6 രേഖപ്പെടുത്തുന്ന വിധം ഭൂമികുലുങ്ങിയതാണെന്ന് മനസ്സിലാക്കിയത് പത്രവാര്‍ത്തകളിലൂടെയാണ്. നിന്റെ വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒന്നും എനിക്കറിയണമെന്നില്ലായിരുന്നു. മരണത്തിനൊന്നും നിന്നെ തോല്‍പ്പിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടുതന്നെ നിന്റെ ആശുപത്രി വിവരമൊന്നും തിരക്കണമെന്ന് എനിക്ക് തോന്നിയതുമില്ല. ഒരുകാലില്ലാതെ ഊന്നുവടിയുടെ സഹായത്താല്‍ നടന്നുവരുന്ന നിന്നെ കാണാതിരിക്കാനായി ഭൂമിയുടെ ഏതെങ്കിലും ആളില്ലാത്ത കോണിലേക്ക് ഓടിപ്പോയി ഒളിവില്‍ ജീവിച്ചാലോ എന്നുമാത്രമാണ് ഞാനാലോചിച്ചിരുന്നത്. അപ്പോഴാണ് വെള്ളിടി വെട്ടിയത്. ഓഫീസില്‍ നിന്ന് ഫോണ്‍ ‍. നീ പോയെന്നും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും……. ഞാനിനി എന്താണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് സെയിദ് ശൂന്യതയുടെ ഈ തുരുത്തില്‍ മണല്‍ക്കാറ്റടിച്ച് ദിക്കറിയാതെ നില്‍ക്കുന്ന ഞാന്‍ ഏത് ശക്തിയോട് ഏത് ദിശയിലേക്ക് നോക്കിയാണ് നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ? രാവിലെ ഭൂമികുലുക്കി നീയങ്ങ് കടന്നുപോയി. അതോ നീയെന്നെ മദ്യലഹരിയില്‍ മുങ്ങിയ ഉറക്കത്തില്‍ നിന്ന് കുലുക്കി വിളിക്കുകയായിരുന്നോ ? “യൂ ബ്ലഡി ടര്‍ക്കി, കം ടു ദ ബാര്‍ ബിഫോര്‍ ദ എന്‍ഡ് ഓഫ് ഹാപ്പി അവര്‍ “ എന്നാണോ നീയപ്പോള്‍ പറഞ്ഞത് ? എത്ര ശ്രമിച്ചിട്ടും മണലില്‍ പുതഞ്ഞ വാഹനത്തിന്റെ ചക്രങ്ങള്‍ വെളിയിലെടുക്കാനെനിക്കായില്ല. വാഹനവും ചാരി തളര്‍ന്നവശനായി മണലില്‍ ഇരുന്നപ്പോള്‍ ‍, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് വലതുകൈയ്യാല്‍ ചൂടുള്ള പൊടിമണല്‍ വാരി കാറ്റിലേക്ക് പറത്തിവിട്ടു. “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്. ← Cave Dinner പീറ്റര്‍ബറോ കത്തീഡ്രല്‍ → വേര്‍പാടുകള്‍ മനസിലുണ്ടാക്കുന്ന മുറിവുകള്‍ ഒത്തിരി വലുതാണ്‌… പ്രത്യേകിച്ചും നമുക്ക് ഒത്തിരി പ്രിയപ്പെട്ടവര്‍…. പക്ഷേ ദൈവം നമുക്ക് മറവി എന്ന അനുഗ്രഹം കൂടി തന്നിരിക്കുന്നു…. വേദനയില്‍ ഞാനും പങ്കുചേരുന്നു. അകാലത്തില്‍ മറഞ്ഞു പോയ സുഹൃത്തിന്റെ ഓര്‍മ്മകള്‍ വരികളിലും നോവ് പടര്തിയല്ലോ ഇനി എന്ത് ചെയ്യാം… സയിദിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അല്ലാതെ… വളരെ നന്നായിരിക്കുന്നു. ഈ പേജ് ഞാൻ ക്ലോസ്സ് ചെയ്യുമ്പോഴും എന്റെ മനസ്സിൽ സെയ്ദ് ഉണ്ടാവും. കുറച്ചുദിവസങ്ങളെങ്കിലും. ഇന്ന് ഞാൻ കഴിക്കുന്നതിൽ ഒരു പെഗ് ആ സ്നേഹിതനുവേണ്ടിയുമാവും. സെയ്ദ് എന്നത് ചേട്ടന്റെ ഒരുകഥാപാത്രം മാത്രമായിരുന്നെങ്കിൽ.. അവസാ‍നം സെയദ് മണല്‍ത്തരികളിലേക്ക് തന്നെ മടങ്ങി അല്ലെ കഥയായാലും ജീവിതമായായും മനസ്സില്‍ തട്ടുന്നുണ്ട്. നിങ്ങളെന്തിനാണിത് ജീവിതത്തില്‍ നിന്നു കീറിയെടുത്ത് ഇവിടെ വെച്ചത്. ജീവിതത്തില്‍ നിന്നല്ലാതെ ഇങ്ങനെയൊന്നു വരില്ല. എനിക്ക് ശെരിക്കും പൊള്ളുന്നു. കഥയായാലും മനസ്സില്‍ തട്ടുന്നു.കുടഞ്ഞുകളഞ്ഞിട്ടും കയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണല്‍ത്തരികളില്‍ നിന്നു് ഒന്നല്ലേ ഇപ്പോള്‍ പോയതു്. ജീവിതം ആഘോഷിച്ചാഘോഷിച്ച് വേഗം കടന്നുപോയി ആ സുഹൃത്ത്… സെയിദ് ഒരു നൊമ്പരമായി എന്റെ ഹൃദയത്തിലും തങ്ങി നില്‍ക്കും “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍. ഒരുപിടി മണലുവാരിയെടുത്തതിനുശേഷം വിരലുകള്‍‍ വിടര്‍ത്തിയാല്‍ ‍, ബാക്കി എത്ര മണല്‍ കൈയ്യിലുണ്ടാകും ഊര്‍ന്ന് താഴേക്ക് വീണതൊന്നും നിന്റെ സുഹൃത്തുക്കളല്ല. കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” കുറെയേറെ തീവ്രമായ ഓര്‍മ്മകള്‍ തന്ന്, ഒരിക്കലും വിട്ടുപിരിയാതെ,പിന്നെ മുറിവുകള്‍ സമ്മാനിച്ച്, മറക്കാന്‍ സമ്മതിക്കാതെ. മരിച്ചുപോകുന്നവര്‍ ഒരുകണക്കിനു ഭാഗ്യവാന്മാര്‍ അല്ലേ? മരിക്കാത്ത ഓര്‍മ്മകളും മുറിവുകളുമായി ജീവിക്കുന്ന നമ്മളേക്കാള്‍ ഭാഗ്യം ചെയ്തവര്‍! മണലിൽ ചവിട്ടാൻ എനിക്കിന്നു ഭയമാണു സുഹൃത്തേ. അതിലൊരു തരിയായി നിങ്ങളുടെ സെയിദ്‌ ഉറങ്ങുന്നുവെങ്കിലോ. മദ്യക്കുപ്പിയുടെ മയക്കുന്ന ചിരികളില്‍ ആ ഓര്‍മ്മകള്‍ കലര്ത്താതിരുന്നെങ്കില്‍. മരണത്തിലേക്ക് മടങ്ങിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നീറ്റലുണ്ടാക്കുന്നു. നല്ല സുഹൃത്തുക്കളുടെ വേർപാട് മനസ്സിലെ ഉണങ്ങാത്ത മുറിവ് തന്നെയാണ്.. ഈ പോസ്റ്റ് എന്റെ മനസ്സിലെ മുറിവിലും വേദന കൂട്ടുന്നു..ഒപ്പം മറക്കാൻ ശ്രമിക്കുന്നതിനെ വീണ്ടും ഒർമ്മിപ്പിക്കുന്നു……. സെയ്ദ് മനസ്സിൽ ജീവിക്കുന്ന ഒരു കഥാപാത്രം ആകുന്നതു പോലെ ഉത്തരം കിട്ടില്ലെന്നറിഞ്ഞിട്ടും ഒരുപാട് ചോദ്യങ്ങൾ ഇതാണ് ജീവിതം ഉത്തരം കിട്ടാത്ത ഒരു ചോദ്യം കഥ പറഞ്ഞ ശൈലിയാണ് ശരിക്കും ഇഷ്ടമായത്. നല്ല കഥ മനോജ് സെയ്ദ് എങ്ങും പോയിട്ടില്ലല്ലോ,അങ്ങ് കേരളക്കരയില്‍ പലരുടേയും അടുപ്പില്‍ തീ പുകയുമ്പോള്‍,പലരുടേയും പ്രാര്‍ഥനകളിലൂടെ, നിരക്ഷരനെപ്പോലെയുള്ള നല്ലവരായ സഹജീവികളിലൂടെ എന്നും ജീവിക്കും..ഉറപ്പ് കഥയാണെന്ന് വിശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്നു ….. സൗഹൃദം വിലമതിക്കാനാവാത്തതാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച നീരുവിനു അഭിനന്ദനങ്ങള്‍ …. കൈയ്യിൽ പറ്റിയിരുന്ന്‌ ഇക്കിളിയാക്കി ചിരിപ്പിച്ച്‌ പിന്നെ ആഴത്തിൽ പൊള്ളിച്ച്‌ വേദനിപ്പിച്ചു കാറ്റിൽ പറന്നു പോയ മണൽത്തരികളെത്രയോ….. സൂരജ്, വെള്ളായണി വിജയേട്ടന്‍, കണ്ണനുണ്ണി, ആഷ്‌ലി, പൊങ്ങൂമ്മൂടന്‍, മുസാഫിര്‍ അരുണ്‍ ചുള്ളിക്കല്‍ മി, എഴുത്തുകാരി, ബിന്ദു ഉണ്ണി, ചാക്കോച്ചീ, ജ്വാല, അഖിലേഷ്, സന്ധ്യ, വയനാടന്‍, അബ്‌കാരി, വീരു, കാന്താരിക്കുട്ടി, ജുജൂസ്, സ്മിതാ ആദര്‍ശ്, ജയലക്ഷ്മി, ധനേഷ്, അനൂപ് കോതനെല്ലൂര്‍, ഗന്ധര്‍വ്വന്‍ ലക്ഷ്മി, ശ്രീ, കുഞ്ഞായി, സൂത്രന്‍, നാട്ടുകാരന്‍, ചാണക്യന്‍, പിരിക്കുട്ടി, പാവത്താന്‍….. മണല്‍ത്തരിയെക്കാണാനെത്തിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും നന്ദി. അരുണ്‍ ചുള്ളിക്കല്‍ പറഞ്ഞതുതന്നെയാണ് സത്യം. ജീവിതത്തില്‍ നിന്ന് കീറിയെടുത്ത പൊള്ളുന്ന ഒരു ഏടുതന്നെയാണ് ഇത്. അവിടവിടെയായി അല്‍പ്പം ഭാവന കലര്‍ത്തേണ്ടി വന്നതുകൊണ്ട് ഒരു കഥയുടെ രൂപത്തില്‍ ആക്കിമാറ്റി എന്നുമാത്രം. അല്ലെങ്കിലും ബൂലോകത്തിപ്പോള്‍ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് വലിയ ഡിമാന്റൊന്നുമില്ലല്ലോ സൌഹൃടത്തെക്കുറിച്ചാവുമ്പോള്‍ ജിബ്രാന്‍റെ വരികള്‍ എടുത്തെഴുതാന്‍ തോന്നുന്നു. അനവസരത്തിലായെങ്കില്‍ പൊറുക്കുക. “ഉത്തരം ലഭിച്ച നിങ്ങളുടെ ആവശ്യങ്ങളാണ് നിങ്ങളുടെ സ്നേഹിതന്‍. സമതലത്തില്‍ നിന്ന് നോക്കുമ്പോള്‍ ആരോഹകന് പര്‍വ്വതം കു‌ടുതല്‍ വ്യക്തമാകും പോലെ,ആത്മാവിന്‍റെ ആഴം വയ്ക്കലല്ലാതെ മറ്റൊരുദ്ദേശവും സൌഹ്രൃദത്തിനുണ്ടാകാതിരിക്കട്ടെ. സ്വന്തം രഹസ്യത്തിന്‍റെ അനാവൃതിയല്ലാതെ, മറ്റെന്തെങ്കിലും അന്വേഷിക്കുന്ന സ്നേഹം സ്നേഹമല്ല;പിന്നെയോ, വീശിയെറിഞ്ഞ വലയാണത്.നിഷ്പ്രയോജനമായവ മാത്രം അതിനാല്‍ പിടിച്ചെടുക്കപ്പെടുന്നു.” ഞാന്‍ എത്താന്‍ വൈകി പോയി, എപ്പോള്‍ വായിച്ചാല്ലും മനസ്സില്‍ തട്ടുന്നു… വേദനപുരണ്ട, ഹൃദയം ഏറ്റുവാങ്ങുന്ന ഒരു കുറിപ്പ് സെയിദ്, വീശിയടിക്കുന്ന മണല്‍ക്കാറ്റിന്റെ ശബ്ദത്തിനിടയിലൂടെ അശരീരി പോലെ നിന്റെ സ്വരം ഞാന്‍ വീണ്ടും കേള്‍ക്കുന്നു, കൈയ്യില്‍ പറ്റിയിരിക്കുന്ന ഈ മണല്‍ത്തരികളിലൊന്നില്‍ നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു. എനിക്കറിയാം ഒരു മണല്‍ത്തരിയായി നീ എന്റടുത്തുതന്നെ ഉണ്ടെന്ന്…….. വാക്കുകള്‍ കൊണ്ട് മറ്റുള്ള മനസ്സുകളെ കീറീമുറിച്ച് അതില്‍ നിന്ന് അടരുന്ന രക്തതുള്ളികളെ ചെന്നായ്ക്കളെ പോലെ നക്കിതുടക്കുന്ന ആളുകളെ സ്നേഹിതര്‍ എന്നു വീളിക്കുമ്പോള്‍ ഇത്ര ഏറെ സ്നേഹവും കരുതലും നര്‍മ്മവും ഒത്തു ചേര്‍ന്ന സെയ്ദ് നീരുവിന്റെ മാത്രമല്ല ഒരിക്കലും കണ്ടിട്ടില്ലങ്കിലും ഇന്നു ബൂലോകത്തില്‍ പലരുടെയും ഇടനെഞ്ചില്‍ ഇടം നേടുന്നു,വിങ്ങുന്ന നീറുന്ന ഓര്‍മ്മയാകുന്നു സെയ്ദിന്റെ വേര്‍പാട് നഷ്ടങ്ങള്‍, അതു താങ്ങാന്‍ ഈശ്വരന്‍ ശക്തി തരട്ടെ. സെയ്ദിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍ ‍ ഹൃദയത്തിൽ തൊടാൻ പാകത്തിൽ ഒരു കഥ! വേര്‍പാടിന്റെ വേദന …… അത് വേര്‍പെടുംപോഴേ മനസിലാവൂ ………. “കൈക്കുള്ളിലെ ഒരുപിടി മണലുപോലെയാണ് സുഹൃത്തുക്കള്‍…………………………………………………… ‍കൈയ്യില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചുമാത്രം മണല്‍ത്തരികള്‍ കാണുന്നില്ലേ അതുമാത്രമാണ് നിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ‍” ഇതിനെങ്കിലും എഴുതിയില്ലെങ്ങില്‍ എനിക്ക് ഞാന്‍ തന്നെ മാപ്പ് നല്‍കില്ല.. തന്‍റെ മനസ്സില്‍ നിന്നും അനേകരുടെ മനസുകളിലെക്കാന്നു ഓരോ വാക്കും National Ayurveda Day പോഷണത്തിന് ആയുര്‍വേദം ഇന്ന് ദേശീയ ആയുര്‍വേദ ദിനം 'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം പറയുന്നത്. ഇന്ന് നവംബര്‍ 2- ദേശീയ ആയുര്‍വേദ ദിനം (National ayurveda day പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ (food items) ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം (ayurveda) പറയുന്നത്. നല്ല രീതിയില്‍ ഭക്ഷണം (food) കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് Malnutrition കാണുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി (health minister) വീണാ ജോര്‍ജ് (veena george) പറയുന്നു. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണമെന്നും മന്ത്രി പറയുന്നു. ഇന്ന് ദേശീയ ആയുര്‍വേദ ദിനം പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആയുര്‍വേദം പറയുന്നത്. നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മ്മശക്തി, ഇവ കുറഞ്ഞു പോകുമെന്നതിനാല്‍ ഈ കോവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഹാരത്തില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ശരിയായ പോഷണമുള്ളവര്‍ക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനില്‍ക്കുകയുള്ളൂ. മെച്ചപ്പെട്ട ആരോഗ്യമുണ്ടാകുവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടു കൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം. Also Read: പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ കറുവാപ്പട്ട? Omicron ഒമിക്രോൺ' അപകടകാരിയോ? ലോകാരോഗ്യ സംഘടന പറയുന്നത് ഭൂലക്ഷ്മിക്ക് ജീവിക്കണം; സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് അമ്മ diabetes diet പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത് Omicron കൊവിഷീൽഡും കൊവാക്സിനും ഒമിക്രോണിനെ പ്രതിരോധിക്കുമോ? വിദഗ്ധര്‍ പറയുന്നത് Pregnant Cyclist നിറവയറോടെ സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി, ഒരു മണിക്കൂറിനകം പ്രസവം; തരംഗമായി എംപി Gulf News യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട് ബ്ലാക്ക് ഫംഗസിൽ നിന്നു മുക്തി നേടി രമണി പുതുജീവിതത്തിലേക്ക് സൗജന്യ ഗ്ലോക്കോമ നിർ‍ണ്ണയ പരിശോധന ക്യാമ്പ് 2021 അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പുതിയ ഡയറക്ടറായി സ്ഥാനമേൽക്കുന്ന ഫാ ഡോ) വർഗീസ് പൊട്ടക്കലിന് എൽഎഫ് കുടുംബത്തിലേക്ക് ഹൃദ്യമായ സ്വാഗതം… അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി യുടെ പുതിയ അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനമേൽക്കുന്ന ഫാദർ റോക്കി കൊല്ലംകുടിക്ക് ലിറ്റൽ ഫ്ലവർ കുടുംബത്തിലേക്ക് ഹൃദ്യമായ സ്വാഗതം… കൊടുവള്ളി ഫിനിക്സ്‌ പെയിൻ പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും Vision News കൊടുവള്ളി ഫിനിക്സ്‌ പെയിൻ പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ വാർഷിക ജനറൽ ബോഡിയും കലണ്ടർ പ്രകാശനവും ആശംസകൾ അർപ്പിച്ച് കൊണ്ട് വി.ടി. ഫൈസൽ, ബഷീർ ഖാൻ, ഷരീഫ് പി സി, പി.സി. മജീദ്, അസീസ് ഹാജി പ്രാവിൽ, നൈസാം വാവാട്, അഹമ്മദ്‌ കുട്ടി മിസ്ബാഹി സംസാരിച്ചു. ജനറൽ സെക്രട്ടറി ഷംസു കെ.കെ സ്വാഗതവും ബഷീർ പരപ്പിൽ നന്ദിയും പറഞ്ഞു. സ്പോന്സര്മാരായ KDD, Grandmall, Asyad Qatar, Amice Gold, Sketch Advertising, Subeesh എന്നിവർക്കുള്ള മൊമെന്റോ നൽകുകയും ആദം ട്രാവെലിന്റെ ലോഗോ പ്രകാശനവും നടത്തി Corona Virus: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ Corona Virus: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവരും കേസിൽ പ്രതിയാവും. തൃശ്ശൂർ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35 പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരി (28) എന്നയാളെ പഴയന്നൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. also read:കൊറോണ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; 1794 പേര്‍ നിരീക്ഷണത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജ്ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇവരും കേസിൽ പ്രതിയാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിൽ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. ധാരാളം പേർ ഇത് ചെയ്യുന്നുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. Corona Virus: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി 'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യം പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍ Syro Malabar കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര ഏജന്‍സികള്‍ സുപ്രീംകോടതിയെ സമീപിച്ചു 'ഇതത്ര നല്ലതല്ല മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ Suicide| കോവിഡ് ബ്രിഗേഡ് ഡ്യൂട്ടിയിൽ നിന്നും പിരിച്ചുവിട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ Sabarimala| ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് RTPCR ടെസ്റ്റ് വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് ഒരു ട്രാവൽ വ്‌ളോഗറുടെ ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടാകും? ഇന്ന് മിക്കയാളുകളും കടന്നു വരുന്ന ഒരു മേഖലയാണ് ട്രാവൽ വ്‌ളോഗിംഗ്. ഒരു ട്രാവൽ വ്‌ളോഗറുടെ കയ്യിൽ എപ്പോഴും പാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കും. അതിപ്പോൾ അയാൾ വീട്ടിൽ ആണെങ്കിൽ പോലും ഈ ബാഗ് പാക്ക് ചെയ്തു തന്നെയിരിക്കും. കാരണം എപ്പോഴാണ്… കൊച്ചു കുട്ടികളുടെ സുരക്ഷയ്ക്കായി OJOY A1 സ്മാർട്ട് വാച്ചുകൾ; എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം? നമ്മുടെ കുട്ടികൾ സമൂഹത്തിൽ എത്രത്തോളം സുരക്ഷിതരാണെന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിനംപ്രതി കേൾക്കുന്ന കുട്ടികൾക്കെതിരായ അക്രമങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുമുള്ള വാർത്തകളൊക്കെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്‌കൂളിലും വീട്ടിലും പൊതുസ്ഥലങ്ങളിലുമൊക്കെ കുട്ടികൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് നിൽക്കേണ്ട അവസരങ്ങൾ ഉണ്ടാകാം. 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ഇത്തരം… വീടിനു മുകളിലൂടെ പോകുന്ന വിമാനങ്ങളുടെ വിവരങ്ങൾ ഫോണിൽ കാണാം.. വിമാനങ്ങൾ പണ്ടുമുതലേ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനമാണ്. മിക്കവരും ചെറുപ്പത്തിൽ ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടും ഉണ്ടാകാം. എങ്ങനെയെങ്കിലും വിമാനത്തിൽ ഒന്നു യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് വിമാനയാത്രകൾ… ലോക്ക്ഡൗൺ കാലത്ത് കൃഷി ചെയ്യാൻ ഓൺലൈനായി വിത്തുകൾ എക്കോസ്‌പോർട്ട് – ഫോർഡിൻ്റെ ജനപ്രിയമായ മോഡലിൻ്റെ വിശേഷങ്ങൾ.. ന്യൂജെൻ എസ്.യു.വി.കളിലെ കരുത്തൻ – ടാറ്റ ഹാരിയർ വിപണിയിൽ.. 2019 കാറുകളുടെ വർഷമാണെന്നു വേണമെങ്കിൽ പറയാം. വിവിധ കമ്പനികളുടെ പുതിയതും പരിഷ്‌കരിച്ചതുമായ പലതരം മോഡലുകളാണ് ഇക്കൊല്ലം വിപണിയിൽ മത്സരത്തിനായി തയ്യാറെടുക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ടാറ്റയുടെ പുതിയ എസ്.യു.വി. മോഡലായ ഹാരിയർ. ഇന്ന് (24-01-2019) കൊച്ചിയിൽ വെച്ചു നടന്ന ചടങ്ങിലാണ്… ഐഫോണിനേക്കാളും ചെറിയ, പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കിടിലൻ 4K ക്യാമറ ഒരു വ്‌ളോഗറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകം ക്യാമറ തന്നെയാണ്. DSLR മുതൽ മൊബൈൽഫോൺ വരെ ഉപയോഗിക്കുന്ന വ്‌ളോഗർമാർ നമുക്കിടയിലുണ്ട്. ഈ ഞാനടക്കം. ക്യാമറയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നവരുടെ ആയാസരഹിതമായ പ്രവർത്തനങ്ങൾ. അതായത് ക്യാമറയുടെ വലിപ്പം കുറയുന്തോറും അത് ഉപയോഗിക്കുന്നവരുടെ… ഫെയ്‌സ്ബുക്കിൽ നിന്നും നിങ്ങൾക്ക് പണം ഉണ്ടാക്കാം? എങ്ങനെ? ഫേസ്ബുക്ക് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദിവസത്തിൽ ഒരുനേരമെങ്കിലും ഫേസ്ബുക്കിൽ കയറാത്തവർ കുറവായിരിക്കും. എന്നാൽ ചുമ്മാ ഫോട്ടോസ്, വീഡിയോസ് തുടങ്ങിയവ പോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും മാത്രമുള്ളതല്ല ഫേസ്ബുക്ക് എന്ന കാര്യം അധികമാർക്കും അറിയില്ല. നമ്മൾ നേരമ്പോക്കിനു വേണ്ടി… ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്.. വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും… കോഴിക്കോട് നൈറ്റ്‌ലൈഫും ബികാഷ് ബാബുവിൻ്റെ ബംഗാളി രുചികളും “ഉച്ചവണ്ടി” പൊതിച്ചോറ് – മനസ്സു നിറയ്ക്കുന്ന രുചിയും സംതൃപ്തിയും ബീഫ് പ്രേമികളേ, ഈ കുഴിക്കടയിലെ ‘ബീഫ്’ കിടുവാണ്… മനേക് ചൗക്ക് – അഹമ്മദാബാദിൽ വരുന്ന ഭക്ഷണപ്രേമികൾ പോയിരിക്കേണ്ട ഒരു സ്ഥലം… ലോകത്തിലെ ഏറ്റവും രുചിയുള്ള ഇഡ്ഡലിയും ചട്ട്ണിയും തേടി ഒരു മധുരൈ കറക്കം… തദ്ദേശ ഭരണസ്ഥാപനത്തിന് ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്നതാണ് ആവശ്യമുണ്ടെങ്കിൽ പ്രിന്റ് എടുത്തു പരിശോധന നടത്തുവാൻ കഴിയുന്നതാണ്. ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സർക്കുലർ വിഷയം തദ്ദേശസ്വയംഭരണ വകുപ്പ് ജനന മരണ രജിസ്ട്രേഷൻ-കുട്ടിയുടെ പേര് തിരുത്തൽ വരുത്തുന്നതിനുള്ള നിർദ്ദേശം പുറപ്പെടുവിക്കുന്നു. 1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ടിലെ 15-ാം വകുപ്പു പ്രകാരം ജനന-മരണ രജിസ്ട്രേഷനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള തെറ്റായ വിവരം തിരുത്താവുന്നതാണ്. ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ പേരിനൊപ്പം ചേർക്കുന്ന ഇനിഷ്യൽ വികസിപ്പിച്ചിട്ടുള്ള തിരുത്തലുകൾ നിലവിൽ അനുവദനീയമല്ല. എന്നാൽ ഇതുമൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് താഴെ പറയുന്ന നിർദ്ദേശം പുറപ്പെടുവിക്കുന്നു. ജനന രജിസ്ട്രേഷനുകളിലെ കുട്ടിയുടെ പേരിലെ ഇനിഷ്യൽ വികസിപ്പിച്ച തിരുത്തലുകൾ നൽകാവുന്നതാണ്. ഇതിനായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷയും (പ്രായപൂർത്തിയായ കേസുകളിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലവും മാതാപിതാക്കൾ നൽകേണ്ടതും തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50 രൂപ കോമ്പൗ ണ്ടിംഗ് ഫീ ഒടുക്കേണ്ടതുമാണ്. ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി അവസാനിപ്പിച്ചുകൊണ്ട സർക്കുലർ വിഷയം തദ്ദേശസ്വയംഭരണ വകുപ്പ് ജനന-മരണ സർട്ടിഫിക്കറ്റുകൾ ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി വാങ്ങുന്ന രീതി കേരള സർക്കാരിന്റെ കീഴിലുള്ള പല വകുപ്പുകളിലും സർക്കാർ നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളിലും ഓരോ ആവശ്യത്തിനും പ്രത്യേകം പ്രത്യേകമായി ജനന/മരണ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന/വാങ്ങുന്ന രീതി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ രീതി സർക്കാർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ വാങ്ങി പരിശോധിച്ചതിനുശേഷം അവ ഹാജരാക്കുന്നവർക്ക് അപ്പോൾ തന്നെ തിരിച്ചു നൽകേണ്ടതാണ്. ഉടനെ തിരിച്ചു നൽകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ രസീത് നൽകി വാങ്ങിവയ്ക്കുകയും പരിശോധന/ആവശ്യം കഴിഞ്ഞാൽ കഴിവതും വേഗം തിരിച്ചു നൽകേണ്ടതുമാണ്. രജിസ്ട്രാറുടെ അധികാരപരിധിക്ക് പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ പുറത്തു നടക്കുന്ന മരണം രജിസ്റ്റർ ചെയ്യുന്നത് നിർദ്ദേശം മറ്റ് സ്ഥലങ്ങളിൽ മരണം നടക്കുകയും ശവസംസ്കാരം സ്വന്തം സ്ഥലത്ത് നടത്തുകയും ചെയ്യുന്ന കേസുകളിൽ മരണം സ്വന്തം സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുണ്ടാകുന്ന തടസ്സം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇതു സംബന്ധിച്ച സൂചന 1-ലെ അപ്പീലിലെ വിധിന്യായത്തിൽ പഞ്ചായത്ത് അതിർത്തിക്ക് വെളിയിൽ നടന്ന മരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച ബഹു. ഹൈക്കോടതി താഴെ പറയും പ്രകാരം വ്യക്തമാക്കി. "1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് 7(2)-ാം വകുപ്പ് പ്രകാരം ജനനവും മരണവും രജിസ്റ്ററിൽ ചേർക്കുന്നതും രജിസ്റ്ററാക്കുന്നതും സംബന്ധിച്ച രണ്ട് പാദമായാണ് പറയുന്നത്. ആദ്യ പാദത്തിൽ ടി ആക്ടിലെ 8, 9 വകുപ്പുകൾ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുക എന്നതും, രണ്ടാം പാദത്തിൽ രജിസ്ട്രാറുടെ സ്വന്തം അധികാരപരിധിയിൽ വരുന്ന ജനന-മരണങ്ങൾ സ്വയമേവ രജിസ്റ്ററിൽ ‘മേടയിൽ ഞാനും മോനും കൂടി കയറിചെന്നപ്പോൾ അവിടെ പത്മജയുടെ ഇരട്ടസഹോദരിയായ ഗിരിജയും കുഞ്ഞുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ’ചേട്ടൻ ഹോസ്‌പിറ്റലിൽ ആണ്‌‘ എന്ന്‌ ഗിരിജ പറഞ്ഞപ്പോൾ, എന്നാൽ ഹോസ്‌പിറ്റലിൽ ചെന്ന്‌ രാധാകൃഷ്‌ണനെ കണ്ടേക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. കാറോടിക്കൊണ്ടിരിയ്‌ക്കുമ്പോൾ, പത്തു നാല്‌പതു വർഷങ്ങൾ മുമ്പിലേയ്‌ക്ക്‌ മനസ്സു പാഞ്ഞുപോയി. മനസ്സു നിറയെ രാധാകൃഷ്‌ണനായിരുന്നു. ഞാനെന്നാണ്‌ രാധാകൃഷ്‌ണനെ ആദ്യം കണ്ടത്‌? എനിയ്‌ക്കോർമ്മയില്ല. പക്ഷേ, രാധാകൃഷ്‌ണനേക്കാൾ മുന്നേ രാധാകൃഷ്‌ണന്റെ പാട്ടുകൾ എനിയ്‌ക്കു പരിചിതമായിരുന്നു. ആകാശവാണിയിൽ അനൗൺസറായി ജോലി ചെയ്‌തിരുന്ന പെങ്ങൾ ഓമനക്കുട്ടിയെക്കുറിച്ചും, അവിടെത്തന്നെ എഞ്ചിനീയറിംങ്ങ്‌ അസിസ്‌റ്റന്റായിരുന്ന, പിന്നീട്‌ ഓമനക്കുട്ടിയുടെ ഭർത്താവായിത്തീർന്ന ഗോപിയെക്കുറിച്ചും ഞാൻ കേട്ടിരുന്നു. എന്നെപ്പോലെ, ഓമനക്കുട്ടിയും ജോലി രാജിവയ്‌ക്കുകയായിരുന്നു. പിന്നീട്‌ പഠിത്തം തുടർന്നതും ഞാനറിഞ്ഞിരുന്നു. ’എടാ, പോടോ‘ എന്നു വിളിയ്‌ക്കാൻ അധികാരം കൊടുത്തിരുന്ന, ചുരുക്കം ചില കൂട്ടുകാരിൽ ഒരാളായിരുന്നു പത്മരാജന്‌ രാധാകൃഷ്‌ണൻ. ഞങ്ങളുടെ വിവാഹത്തിനുമുമ്പ്‌ ഒരു നാൾ പത്മരാജൻ എനിയ്‌ക്കെഴുതി, ’കള്ളിച്ചെല്ലമ്മ എന്ന പടത്തിൽ നമ്മുടെ ചൊക്കൻ പാടിയിരിയ്‌ക്കുന്നു‘ എന്ന്‌ ചൊക്കൻ എന്നായിരുന്നു സ്‌നേഹപൂർവ്വം പത്മരാജൻ രാധാകൃഷ്‌ണനെ വിശേഷിപ്പിച്ചിരുന്നത്‌ ’എന്തര്‌ ചെല്ലമ്മ? എന്ന്‌ കള്ളിച്ചെല്ലമ്മയായ ഷീലയോട്‌ ശൃംഗരിച്ച്‌ ആട്ടുവാങ്ങി സൈക്കിളിൽ കയറി ഓടിച്ചു പോകുന്ന ർഡിയായി പത്മരാജനും ‘കള്ളിച്ചെല്ലമ്മയിൽ പ്രത്യക്ഷപ്പെട്ടിരുന്നല്ലൊ ആകാശാവാണിക്കാരനായിരുന്ന ജി. വിവേകാനന്ദന്റെ നോവലാണല്ലൊ അത്‌. ആയിരത്തിത്തൊള്ളായിരത്തി അറുപത്തി ഒമ്പതിലാണ്‌ ആ പടം റിലീസ്‌ ചെയ്യുന്നത്‌. എഴുപതു മാർച്ചിലായിരുന്നു പത്മരാജന്റെ വധുവായി ഞാൻ മുതുകുളത്തെത്തുന്നത്‌. ആ ഏപ്രിൽത്തന്നെ തിരുവനന്തപുരത്ത്‌ പൂജപ്പുരയിലുള്ള വാടകവീട്ടിൽ താമസവും തുടങ്ങി. ഇവിടെവന്ന്‌ ആദ്യം പരിചയപ്പെടുന്ന ആകാശവാണിക്കാരൻ മടവൂർ ഭാസിയാണ്‌, തുടർന്ന്‌ ജി. വിവേകാനന്ദനും. അന്ന്‌ അദ്ദേഹത്തിന്‌ ആകാശവാണിയിലുണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ന്യൂസ്‌ റീഡറായിരുന്ന പ്രതാപവർമ്മയും, എം.ജി. രാധാകൃഷ്‌ണനും ആയിരുന്നു. താമസം തുടങ്ങിയസമയത്ത്‌ ഇവർ രണ്ടുപേരുടേയും വീടുകളിൽ പത്മരാജൻ എന്നെ കൂട്ടിക്കൊണ്ടുപോയത്‌ നല്ല ഓർമ്മയുണ്ട്‌. അന്ന്‌ രാധാകൃഷ്‌ണൻ ’മേട‘യിൽ എന്ന വീട്‌ വാങ്ങിച്ചിട്ടില്ല. മേട്ടുക്കടയിലുള്ള മറ്റൊരു വീട്ടിലായിരുന്നു താമസം. രാധാകൃഷ്‌ണൻ അച്ഛനമ്മമാരും, കൂടപ്പിറപ്പുകളും എല്ലാരുമായി താമസിച്ചിരുന്ന ആ വീട്ടിലേയ്‌ക്ക്‌ ഞാനാദ്യം ചെല്ലുമ്പോൾ ഓമനക്കുട്ടി സംഗീതത്തിൽ ഡിഡ്രി എടുക്കാനായി പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു പരീക്ഷക്കാലത്തായിരുന്നു ഞാനവിടെ ചെല്ലുന്നത്‌. ബി.എ. കഴിഞ്ഞാൽ എം.എ.യ്‌ക്കു കൂടി ചേരാനുദ്ദേശിക്കുന്നു എന്ന്‌ ഓമനക്കുട്ടി പറഞ്ഞപ്പോൾ, എനിയ്‌ക്കും കൂടി ഒരു ആപ്ലിക്കേഷൻ ഫോം വാങ്ങിയ്‌ക്കണമെന്ന്‌ പത്മരാജൻ ഓമനക്കുട്ടിയോട്‌ ആവശ്യപ്പെട്ടു. അറുപത്തിനാലിൽത്തന്നെ ഞാൻ ചിറ്റൂർ കോളേജിൽ നിന്ന്‌ സംഗീതത്തിൽ ബിരുദമെടുത്തിരുന്നു. മ്യൂസിക്‌ എം.എ.യുടെ കേരളത്തിലെ ആദ്യ ബാച്ചായിരുന്നു അത്‌ എന്നാണ്‌ എന്റെ ഓർമ്മ. ജയിച്ചാൽ ഉടൻ കോളേജിൽ ലക്‌ചറർ ആയി കയറാം. പക്ഷേ, കോളേജിൽ ചേരേണ്ട സമയത്ത്‌ ഞാൻ ഗർഭിണിയായതും, പിന്നീട്‌ പഠിയ്‌ക്കേണ്ടന്നു തീരുമാനിച്ചതും ഒക്കെ മായാത്ത ഓർമ്മകളായി മനസ്സിലുണ്ട്‌. സംഗീതജ്ഞരായ അച്ഛനമ്മമാരുടെ പാട്ടുകാരായ മക്കൾ എന്നെ അത്‌ഭുതപ്പെടുത്തി. അന്ന്‌ ശ്രീക്കുട്ടൻ സ്‌കൂളിൽ പഠിയ്‌ക്കുന്ന സമയമാണ്‌. കൂടപ്പിറപ്പുകളെപ്പോലെ പാട്ടുകാരനായിട്ടില്ല. ലളിതസംഗീതമായാലും, ക്ലാസ്സിക്കലായാലും അർത്ഥമറിഞ്ഞ്‌, അതിലലിഞ്ഞ്‌, സ്‌ഫുടമായ ഉച്ചാരണത്തോടെ രാധാകൃഷ്‌ണൻ പാടുമ്പോൾ കേൾവിക്കാർക്കനുഭവപ്പെടുന്നത്‌ വല്ലാത്തൊരനുഭൂതിയായിരുന്നു. ക്ലാസ്സിക്കൽ സംഗീതജ്ഞരിൽ ബാലമുരളീകൃഷ്‌ണമാത്രമാണ്‌, അക്കാലത്ത്‌ അത്തരത്തിൽ പാടിയിരുന്നത്‌. ബാക്കിയുള്ള മിക്ക പാട്ടുകാരും രാഗത്തിലും, ഭാവത്തിലും ഊന്നൽ കൊടുക്കുമ്പോൾ രാധാകൃഷ്‌ണൻ വരികൾക്കും അവയുടെ അർത്ഥത്തിനും കൂടി പ്രാധാന്യം കൊടുക്കുമായിരുന്നു. യേശുദാസിൽ ഞാൻ കണ്ട പ്രത്യേകതയും അതുതന്നെയാണ്‌. ശരിയ്‌ക്കും പറഞ്ഞാൽ, എഴുപതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം വിമൻസ്‌ കോളേജിലെ തൊണ്ണൂറുശതമാനം പെൺകുട്ടികളും മൂകമായി ആരാധിച്ചിരുന്ന രണ്ടു കഥാപാത്രങ്ങളായിരുന്നു മേൽ പറഞ്ഞ രണ്ടുപേരും. പക്ഷേ, യേശുദാസ്‌ കണ്ണെത്താദൂരത്ത്‌ അങ്ങ്‌ മദ്രാസ്സിലായിരുന്നു. എന്നാൽ രാധാകൃഷ്‌ണനാകട്ടെ, പെൺകുട്ടികളുടെയെല്ലാം തന്നെ കണ്ണിലുണ്ണിയായി, നിശ്ശബ്‌ദകാമുകനായി, തുറന്നു പറഞ്ഞാൽ ഒരു ശ്രീകൃഷ്‌ണന്റെ ഇമേജുമായി, തൊട്ടടുത്തുതന്നെ യുവജനോത്സവകാലത്തും അല്ലാത്തപ്പോഴുമൊക്കെ പെൺകുട്ടികളെ ലളിതഗാനം പഠിപ്പിച്ചും, സദാസമയവും തമാശപറഞ്ഞു ചിരിപ്പിച്ചും തിരുവനന്തപുരത്തു നിറഞ്ഞു നിന്നു. ഉള്ള പ്രായം ഒരിയ്‌ക്കലും രാധാകൃഷ്‌ണനു തോന്നിയ്‌ക്കുമായിരുന്നില്ല. നെറ്റിയിലെ കളഭക്കൂട്ടും, മുഖത്തെ മായാത്ത പുഞ്ചിരിയും, വലത്തെ കവിളത്തെ കറുത്ത മറുകും, വെളുപ്പിനോടുത്തുനില്‌ക്കുന്ന നിറവും, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും, ചുറുചുറുക്കും ഒക്കെ ഏതു പെൺകുട്ടിയെയാണ്‌ വശീകരിയ്‌ക്കാത്തത്‌? സംഗീതപാഠത്തിലൂടെയും, ലളിതാഗാനങ്ങളിലൂടെയും ശ്രോതാക്കളുടെ മനസ്സുകളിൽ നേരത്തേതന്നെ ചേക്കേറിയിരുന്ന രാധാകൃഷ്‌ണൻ ഒരു മാർക്കണ്ഡേയനെപ്പോലെയായിരുന്നു. കല്ല്യാണം കഴിഞ്ഞുവന്ന ഇടയ്‌ക്ക്‌ രാധാകൃഷ്‌ണൻ എന്നോടു പറഞ്ഞു, എന്നെപ്പോലൊരു പെൺകുട്ടി നാട്ടിലെങ്ങാനുമുണ്ടെങ്കിൽ തനിയ്‌ക്ക്‌ കല്ല്യാണം ആലോചിച്ചാൽ കൊള്ളാം എന്ന്‌. ആദ്യമൊക്കെ തമാശയായിട്ടാണ്‌ ഞാനതുകണ്ടത്‌. അങ്ങനെയല്ല എന്നു മനസ്സിലായപ്പോൾ, ഞാൻ ചെറിയമ്മയോടു പറഞ്ഞ്‌, കാണാൻ തരക്കേടില്ലാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോയും ജാതകവും വരുത്തി. പക്ഷേ, ആ ആലോചന ശരിയായില്ല. രാധാകൃഷ്‌ണൻ ചിരിച്ചു കളിച്ച്‌, തമാശ പറഞ്ഞ്‌ എല്ലാവരേയും ചിരിപ്പിച്ച്‌, പാട്ടുപാടി അനേകം ആരാധികമാരുടെ നടുവിൽ പിന്നെയും നാലഞ്ചുവർഷങ്ങൾ കൂടി അങ്ങനെ വിലസി നടന്നു. എഴുപത്‌ നവംബറിൽ ആയിരുന്നു പത്മരാജന്റെ ഇളയപെങ്ങൾ പത്മപ്രഭയുടെ വിവാഹം. മുതുകുളത്തെ പഞ്ചാരമണൽ വിരിച്ച വിശാലമായ മുറ്റത്ത്‌ വലിയ നെടുമ്പുരയും പന്തലും കെട്ടിയായിരുന്നു കല്ല്യാണം. കുടുംബത്തിലെ ഇളയ കുട്ടിയായിരുന്നു പ്രഭ- എട്ടുപത്മങ്ങളിൽ എട്ടാമത്തവൾ അച്ഛനില്ലാത്തതിന്റെ കുറവ്‌ പെങ്ങളെ അറിയിക്കാതെ നാല്‌ ആങ്ങളമാരും കല്ല്യാണം ഏറ്റവും ഭംഗിയായി നടത്താൻ അങ്ങേയറ്റം ഉത്സാഹിച്ച അവസരം.“ സംഗിതം ഒരുപാട്‌ ഇഷ്‌ടപ്പെടുന്ന ഒരു കുടുംബമാണ്‌ പത്മരാജന്റേത്‌. അതുകൊണ്ടുതന്നെ കല്ല്യാണ ദിവസം ഒരു സംഗീതക്കച്ചേരിവയ്‌ക്കാൻ പത്മരാജൻ തീരുമാനിച്ചു. അന്ന്‌ ഞവരയ്‌ക്കൽ മുറ്റത്ത്‌ കെട്ടിയുണ്ടാക്കിയ ചെറിയ സ്‌റ്റേജിലിരുന്ന്‌ സംഗീതക്കച്ചേരി നടത്തിയത്‌ എം.ജി. രാധാകൃഷ്‌ണനായിരുന്നു. സംഗീതത്തെ ഒരുപാട്‌ ഇഷ്‌ടപ്പെട്ടിരുന്ന എന്റെ അച്ഛൻ രാധകൃഷ്‌ണനോട്‌ ക്ഷീരസാഗര പാടാൻ ആവശ്യപ്പെട്ടത്‌ ഓർമ്മയിലുണ്ട്‌. പത്മരാജന്റെ കുഞ്ഞുപെങ്ങൾക്ക്‌ രാധാകൃഷ്‌ണന്റെ വകയായുള്ള വിവാഹസമ്മാനമായിരുന്നു ആ കച്ചേരി. പത്തിരുപതു വർഷങ്ങൾക്കുശേഷം, ഒരുച്ചയ്‌ക്ക്‌ മദ്രാസ്സിൽ നിന്നും വരുന്ന പത്മരാജനെ കൂട്ടിക്കൊണ്ടുവരാനായി ഞാൻ എയർപ്പോർട്ടിൽ പോയപ്പോൾ എനിയ്‌ക്കു കൂട്ടായിവന്നത്‌ പ്രഭയുടെ മൂത്തമകൻ അനന്തകൃഷ്‌ണനാണ്‌. അന്നത്തെ ആ ഫ്‌ളൈറ്റിൽ മദ്രാസ്സിൽ നിന്നും വന്നിറങ്ങിയവരിൽ രാധാകൃഷ്‌ണൻ, നെടുമുടി, മുകേഷ്‌ എന്നിവരും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ രാധാകൃഷ്‌ണൻ അടുത്തോട്ടുവന്നു. രാധാകൃഷ്‌ണന്‌ അനന്തകൃഷ്‌ണനെ പരിചയമില്ലായിരുന്നു. അവനൊരു ആറടിപൊക്കക്കാരൻ സുന്ദരനാണ്‌, അയൽക്കാരെല്ലാം രഹസ്യമായി നിധീഷ്‌ ഭരധ്വജ്‌ എന്നാണ്‌ പറയാറ്‌. എന്നോടൊപ്പം അവനെ കണ്ടപ്പോൾ, ’ഇതാരെടാ‘ എന്ന മട്ടിൽ രാധാകൃഷ്‌ണൻ അവനെ അടിമുടി ഒന്നുനോക്കി. പ്രഭയുടെ മകനാണവൻ എന്നു ഞാൻ പരിചയപ്പെടുത്തിയപ്പോൾ, നിന്റെ അമ്മയുടെ കല്ല്യാണത്തിന്‌ എന്റെ കച്ചേരിയുണ്ടായിരുന്നു. ഇനി നിന്റെ കല്ല്യാണത്തിന്‌ ഞാൻ പാടും’ എന്ന്‌ ചിരിച്ചുകൊണ്ടു പറഞ്ഞത്‌ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. പക്ഷേ, അനന്തകൃഷ്‌ണന്റെ കല്ല്യാണമാകുമ്പോഴേയ്‌ക്കും രാധാകൃഷ്‌ണൻ ആരോഗ്യം നഷ്‌ടപ്പെട്ട്‌, ശബ്‌ദത്തിന്റെ ഗാംഭീര്യവും ശക്തിയും നഷ്‌ടപ്പെട്ട്‌ അവശനിലയിലെത്തിക്കഴിഞ്ഞിരുന്നു. എഴുപത്തിഅഞ്ചിലാണ്‌ രാധാകൃഷ്‌ണൻ വിവാഹിതനാകുന്നത്‌. വിമൻസ്‌ കോളേജിലെ അനേകം ആരാധികമാരിൽ ഒരു പക്ഷേ, ഏറ്റവും സുന്ദരിയായ പത്മജയെ രാധാകൃഷ്‌ണൻ താലിചാർത്തുന്ന സമയത്ത്‌ ഞാനും പത്മരാജനും കല്ല്യാണമണ്ഡപത്തിനടുത്തു തന്നെ ഉണ്ടായിരുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടും, മുഖത്തെ സ്‌ഥിരം പുഞ്ചിരിയുമായി രാധാകൃഷ്‌ണൻ നിന്നത്‌ ഞാനിന്നും ഓർക്കുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ നല്ല നല്ല കഥകൾ എഴുതി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന പത്മജ, രാധാകൃഷ്‌ണന്റെ വധുവായി. എഴുപത്തിയൊന്ന്‌ അവസാനം ഞാൻ പപ്പനെ പ്രസവിയ്‌ക്കാനായി ചിറ്റൂർക്കു പോയ സമയത്ത്‌ പൂജപ്പുരയിലെ വാടക വീട്ടിൽ നിന്ന്‌ പത്മരാജൻ തല്‌ക്കാലത്തേയ്‌ക്ക്‌ താമസം മാറി. അദ്ദേഹത്തിന്റെ മൂത്തചേട്ടനായ ഡോക്‌ടർ പത്മജന്‌, ഇപ്പോൾ അമ്മത്തൊട്ടിൽ ഇരിയ്‌ക്കുന്ന സ്‌ഥലത്തിന്‌ എതിർവശത്ത്‌, സംഗീത അക്കാദമിയ്‌ക്കും, രാധാകൃഷ്‌ണൻ അന്നു താമസിച്ചിരുന്ന വീടിനും ഒക്കെ അടുത്തായി ‘അനുപമ’ എന്ന പേരിൽ ഒരു ലോഡ്‌ജ്‌ ഉണ്ടായിരുന്നു. അവിടെ ഒരു മുറിയിലേയ്‌ക്കാണ്‌ പത്മരാജൻ അന്ന്‌ പൊറുതിയ്‌ക്കു പോയത്‌. ലോഡ്‌ജിന്റെ മാനേജരായി മുതുകുളത്തുകാരൻ എസ്‌. മഹാദേവൻ തമ്പി. അന്ന്‌ ആ ലോഡ്‌ജിൽ നിത്യവും വന്നുപോകുന്ന കുറച്ചു ചെറുപ്പക്കാരുണ്ടായിരുന്നു പിന്നീട്‌ വളരെ പ്രസിദ്ധരും പ്രശസ്‌തരുമായി മാറിയ കുറെ ചെറുപ്പക്കാർ എം.ജി. രാധാകൃഷ്‌ണൻ, സൂര്യകൃഷ്‌ണമൂർത്തി, ആറന്‌മുളപൊന്നമ്മചേച്ചിയുടെ മകൻ ഡോക്‌ടർ രാജൻ, പിൽക്കാലത്ത്‌ മന്ത്രിമാരായിത്തീർന്ന പി.സി. ചാക്കോ, എം.എം. ഹസ്സൻ തുടങ്ങിയവരൊക്കെ ‘അനുപമ’യിൽ കൂടുമായിരുന്നു. ആ കൂട്ടായ്‌മയിലേയ്‌ക്കാണ്‌, താല്‌ക്കാലികമായിട്ടാണെങ്കിലും, പത്മരാജനും ചെന്നു കയറിയത്‌. അന്നവിടെവച്ചാണ്‌ അദ്ദേഹം ‘വാടകയ്‌ക്കൊരുഹൃദയം’ എന്ന നോവൽ എഴുതിത്തീർത്തത്‌. നോവലിന്റെ പകർപ്പെഴുതിയത്‌ മഹാദേവൻ തമ്പിയാണ്‌. പിന്നീട്‌ കഥാകൃത്തും, നോവലിസ്‌റ്റും പബ്ലിക്‌റിലേഷൻസ്‌ വിഭാഗത്തിലെ ഉദ്യോഗസ്‌ഥനും, മന്ത്രിജേക്കബിന്റെ പി.എ.യും ഒക്കെയായി മാറിയ എസ്‌. മഹാദേവൻ തമ്പി. ‘അനുപമ’യിലെ കൂട്ടായ്‌മ ഒരുപാടുകാലം നിലനിന്നില്ല. പത്മജൻ ചേട്ടൻ ആ ലോഡ്‌ജ്‌ പൂട്ടുകയും, പിന്നീട്‌ വിൽക്കുകയും ചെയ്‌തതോടെ തമ്പിയ്‌ക്ക്‌ അവിടുത്തെ ജോലി നഷ്‌ടമായി. രാധാകൃഷ്‌ണന്‌ തമ്പി സ്വന്തം അനിയനെപ്പോലെ ആയിരുന്നു. അതുകൊണ്ടുതന്നെ, രാധാകൃഷ്‌ണന്റെ ശ്രമവും ഉത്സാഹവും കൊണ്ട്‌ താമസിയാതെ തമ്പി ‘തളിര്‌’ എന്ന പത്രത്തിൽ ഉദ്യോഗസ്‌ഥനായി. പണ്ട്‌ ഹരിജനങ്ങളുടെ ഹോസ്‌റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീടാണ്‌ രാധാകൃഷ്‌ണന്റെ കുടുംബം വാങ്ങുന്നത്‌. പുതിയതായി വാങ്ങിയ വീടുകാണാൻ ഞങ്ങളെ രാധാകൃഷ്‌ണൻ കൂട്ടിക്കൊണ്ടുപോയത്‌ ഓർമ്മയുണ്ട്‌. അന്ന്‌ കെട്ടിടം ഇപ്പോഴത്തെ നിലയിലായിരുന്നില്ല. വാങ്ങി എട്ടൊമ്പതു മാസത്തേയ്‌ക്ക്‌ വീടിന്റെ മരാമത്തുപണികൾ നീണ്ടുനിന്നു. അത്രയും കാലം രാധാകൃഷ്‌ണനോടൊപ്പം തമ്പിയും ആ കെട്ടിടത്തിൽത്തന്നെ താമസിയ്‌ക്കുകയായിരുന്നു. അതോടെ തമ്പി, രാധാകൃഷ്‌ണന്റെ അമ്മയുടെ മൂന്നാമത്തെ മകനെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. മരാമത്തുകഴിഞ്ഞ്‌ വീടുകാണാൻ ഞങ്ങൾ വീണ്ടും ചെന്നു. പാട്ടു പാടാനും, സാധകം ചെയ്യാനും മറ്റുമായി മുകളിലത്തെ നിലയിലെ വലിയ ഹാൾ സജ്ജമാക്കിയത്‌ ഞങ്ങളെ പ്രത്യേകം കാണിച്ചുതന്നു രാധാകൃഷ്‌ണൻ. വീടായതിനുശേഷമായിരുന്നു രാധാകൃഷ്‌ണന്റെ കല്ല്യാണം. എന്റെ ഓർമ്മശരിയാണെങ്കിൽ, അറുപത്തി ഒമ്പതിൽ കള്ളിച്ചെല്ലമ്മയിൽ പാടിയതിനുശേഷം രാധാകൃഷ്‌ണൻ വീണ്ടും ഒരു സിനിമയ്‌ക്കുവേണ്ടി പടുന്നത്‌ എഴുപത്തിയൊന്നിലിറങ്ങിയ ‘ശരശയ്യ’ എന്ന പടത്തിനാണ്‌. ‘ഉത്തിഷ്‌ഠതാ, ജാഗ്രതാ’ എന്നു തുടങ്ങുന്ന ‘ശാരിക’യെ വിളിച്ചു പാടുന്ന ഗാനം മനോഹരമായി ആലപിച്ചുകൊണ്ടാണ്‌ രാധാകൃഷ്‌ണൻ സിനിമയിൽ കാലുറപ്പിയ്‌ക്കുന്നത്‌. ഇതിനിടയിൽ വഴുതക്കാട്ടെ ഹോട്ടൽ നികുഞ്ജും കലാകാരന്മാരുടെ ഒരു സംഗമസ്‌ഥലമായി മാറിക്കഴിഞ്ഞിരുന്നു. ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്‌തിരുന്ന രാധാകൃഷ്‌ണന്റെ നാടൻ ശീലുകളോടടുത്തുനില്‌ക്കുന്ന അർത്ഥപുഷ്‌ടമായ ലളിതഗാനങ്ങൾ, യുവജനോത്സവമേളകളെ കോൾമയിർ കൊള്ളിച്ചിരുന്നകാലം. നികുഞ്ജത്തിലെ കൂട്ടുകെട്ടുകളാണ്‌ രാധാകൃഷ്‌ണനെ കാവാലം നാരായണപ്പണിയ്‌ക്കരുചേട്ടനുമായി കൂടുതൽ അടുപ്പിച്ചത്‌. ആലപ്പുഴയിൽ വച്ചുതന്നെ പണിയ്‌ക്കരുചേട്ടന്‌ രാധാകൃഷ്‌ണന്റെ അച്ഛനമ്മമാരുമായിട്ട്‌ നല്ല അടുപ്പമുണ്ടായിരുന്നു. പണിയ്‌ക്കരുചേട്ടന്റെ സഹോദരിയുടെ കല്ല്യാണത്തിന്‌ രാധാകൃഷ്‌ണന്റെ അമ്മയായ കമലാക്ഷിഅമ്മയുടെ ഹരികഥാകാലക്ഷേപവും, അച്ഛൻ മലബാർ ഗോപാലൻ നായരുടെ ഹാർമോണിയവും ഉണ്ടായിരുന്ന കാര്യം പണിയ്‌ക്കരുചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്‌. അന്നുതന്നെ പണിയക്കരുചേട്ടന്‌ രാധാകൃഷ്‌ണനെ പരിചയമുണ്ടായിരുന്നെങ്കിലും, രാധാകൃഷ്‌ണൻ അന്ന്‌ ഒരു വിദ്യാർത്ഥിയായിരുന്നു. ആലപ്പുഴ എസ്‌.ഡി. കോളേജിൽ പ്രീയൂണിവേഴ്‌സിറ്റിയ്‌ക്കു പഠിച്ചശേഷം തിരുവനന്തപുരത്ത്‌ സംഗീതകോളേജിൽ ചേരുകയായിരുന്നു രാധാകൃഷ്‌ണൻ. അന്ന്‌ സഹപാഠിയായി യേശുദാസ്‌ ഉണ്ടായിരുന്നത്‌ രാധാകൃഷ്‌ണൻ പറഞ്ഞിട്ടുണ്ട്‌. അറുപത്തിരണ്ടിലാണ്‌ ആകാശവാണിയിൽ ഒരു തംബുരു ആർട്ടിസ്‌റ്റായി രാധാകൃഷ്‌ണൻ ജോയിൻ ചെയ്യുന്നത്‌. പത്മരാജനും ഞാനും അറുപത്തി അഞ്ചിൽ തൃശ്ശൂർ ആകാശവാണിയിലെ ജോലിക്കാരായി എങ്കിലും അറുപത്തിയേഴിലാണ്‌ പത്മരാജൻ തിരുവനന്തപുരം ആകാശവാണിയിലെ ഒരു ശബ്‌ദമായി മാറുന്നത്‌. സ്വതവേ സരസനായ രാധാകൃഷ്‌ണന്റെ ചടുലമായ ചലനങ്ങളും, മായാത്തചിരിയും, കലയോടും സാഹിത്യത്തോടും ഉള്ള അദമ്യമായ സ്‌നേഹവും, സർവ്വോപരി രാധാകൃഷ്‌ണന്റെ സംഗീതവും അവരെത്തമ്മിൽ വളരെവേഗം അടുപ്പിച്ചു. എഴുപതുകളുടെ തുടക്കത്തിലാണല്ലോ വഴുതക്കാടുള്ള നികുഞ്ജം ഹോട്ടൽ കലാകാരന്മാരുടെ ഒരു സംഗമസ്‌ഥാനമായി മാറുന്നത്‌. കാവാലം പണിയ്‌ക്കരുചേട്ടൻ ആദ്യമായി സിനിമയ്‌ക്കു പാട്ടെഴുതുന്നത്‌ എഴുപത്തിയെട്ടിലാണെന്നാണ്‌ എന്റെ ഓർമ്മ. തമ്പിനും, രതിനിർവ്വേദത്തിനും, വാടകയ്‌ക്കൊരു ഹൃദയത്തിനുമൊക്കെ മനോഹരങ്ങളായ പാട്ടുകൾ എഴുതിക്കൊണ്ടായിരുന്നു ചേട്ടന്റെ സിനിമാ പ്രവേശനം. അരവിന്ദൻ, പത്മരാജൻ, ഭരതൻ എന്നിവരുമായുള്ള കൂട്ടുകെട്ടാണ്‌ പണിയ്‌ക്കരുചേട്ടനെ ഒരു സിനിമാഗാനരചയിതാവാക്കിമാറ്റുന്നത്‌. ഇതേകൂട്ടുകെട്ടുതന്നെയാണ്‌ രാധാകൃഷ്‌ണനെ ഒരു സിനിമാസംഗീത സംവിധായകനാക്കി മാറ്റുന്നതും. പണിയ്‌ക്കരു ചേട്ടനും രാധാകൃഷ്‌ണനും ഒരുമിച്ചു ചെയ്യുന്ന ആദ്യഗാനം ‘ഓടക്കുഴൽവിളി’ എന്ന ലളിതസംഗീതമാണ്‌. അവർക്കുതമ്മിൽ വല്ലാത്തൊരു പൊരുത്തമുണ്ടായിരുന്നു. അവർ തമ്മിലുള്ള അപൂർവ്വമായ ആ പൊരുത്തമാണ്‌ പത്മരാജന്റെ ആദ്യ സംവിധാനസംരഭമായ ‘പെരുവഴിയമ്പല’ത്തിന്റെ സംഗീതസംവിധായകനായി രാധാകൃഷ്‌ണനേയും, രചയിതാവായി പണിയ്‌ക്കരുചേട്ടനേയും കൊണ്ടെത്തിയ്‌ക്കുന്നത്‌. ‘പെരുവഴിയമ്പലം’ എന്ന സിനിമയിൽ, സാധാരണ സിനിമാഗാനങ്ങളുടെ രീതിയിൽ ഒരു പാട്ടില്ല. ഉത്സവപ്പറമ്പിലെ ‘ഹരികഥാകാലക്ഷേപ’മായിരുന്നു രാധാകൃഷ്‌ണന്‌ ചിട്ടപ്പെടുത്താനുണ്ടായിരുന്നത്‌. തീയ്യറ്ററിനകത്ത്‌ സിനിമയോടൊപ്പമല്ലാതെ പ്രേക്ഷകരാരും തന്നെ, മനോഹരമായ ആ ഹരികഥ കേട്ടിരിയ്‌ക്കാനിടയില്ല. നീണ്ട ആ ഹരികഥയോടൊപ്പം തന്നെ സിനിമയിൽ ഒരു കൊലപാതകത്തിന്റെ സീനുകൾ ഉരുത്തിരിഞ്ഞുവരുന്നത്‌ ഉദ്വോഗത്തോടെ മാത്രമേ നമുക്കുകാണനൊക്കുമായിരുന്നുള്ളു. പത്മരാജൻ സംവിധാനം ചെയ്‌ത പതിനെട്ടു പടങ്ങളിൽ പതിമൂന്നെണ്ണത്തിലെ ഗാനങ്ങൾ ഉണ്ടായിരുന്നുള്ളു. അതിൽ പെരുവഴിയമ്പലം, നവംബറിന്റെ നഷ്‌ടം, നൊമ്പരത്തിപ്പൂവ്‌ എന്നിവയിലെ ഗാനങ്ങൾ സംവിധാനം ചെയ്‌തത്‌ രാധാകൃഷ്‌ണനായിരുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ, രാധാകൃഷ്‌ണന്റെ ശിഷ്യകളായിരുന്ന കെ.എസ്‌.ചിത്രയും അരുന്ധതിയും ആദ്യമായി സിനിമയ്‌ക്കുവേണ്ടി പാടുന്നത്‌ നവംബറിന്റെ നഷ്‌ടം എന്ന പടത്തിലാണ്‌. യേശുദാസിന്റെ തരംഗിണി സ്‌റ്റുഡിയോവിൽ വച്ചായിരുന്നു ആ പടത്തിന്റെ റെക്കോർഡിങ്ങ്‌. റെക്കോർഡിങ്ങ്‌ സമയത്ത്‌ ഞാനും പത്മജയും ഒക്കെ സ്‌റ്റുഡിയോവിലുണ്ട്‌. ചിത്രയുടെ ചേച്ചി ബീനയും ആ പടത്തിൽ പാടാനുണ്ടായിരുന്നു. ആ വലിയ പാട്ടുകാർക്ക്‌ തങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അവസരം ഒരുക്കിയത്‌ രാധാകൃഷ്‌ണനാണ്‌. കേരളത്തിന്റെ വാനമ്പാടി എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്ര നമ്മുടെ നാടിന്റെ അഭിമാനമായി വളർന്നതും രാധാകൃഷ്‌ണന്റെ ശിക്ഷണത്തിലാണ്‌. നവംബറിന്റെ നഷ്‌ടത്തിൽത്തന്നെ ജെൻസി എന്നൊരു പാട്ടുകാരിയ്‌ക്കുകൂടി പാടാൻ അവസരം കൊടുത്തിരുന്നു രാധാകൃഷ്‌ണൻ. പിൽക്കാലത്ത്‌ എന്തുകൊണ്ട്‌ പത്മരാജനുവേണ്ടി രാധാകൃഷ്‌ണൻ കൂടുതൽ ഗാനങ്ങൾ ചെയ്‌തില്ല എന്നു ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്‌. പ്രധാനകാരണം, രാധാകൃഷ്‌ണൻ ഗാനങ്ങളിൽ മാത്രം ശ്രദ്ധയൂന്നിനിന്നു എന്നതുതന്നെ. പശ്ചാത്തല സംഗീതം ചെയ്യാൻ വേറൊരു സംഗീത സംവിധായകനെ ഏല്‌പിയ്‌ക്കേണ്ടിവരുമ്പോൾ ഒരു പടത്തിൽ രണ്ടു സംഗീതസംവിധായകരുടെ ആവശ്യം വരും. പ്രൊഡ്യൂസറുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ, അതൊരു അധികച്ചിലവാണ്‌. രണ്ടും ഒരുമിച്ചു ചെയ്യുന്നവരാണെങ്കിൽ ചിലവുകുറയ്‌ക്കാം ജോൺസണെപ്പോലുളളവർക്ക്‌ കൂടുതൽ അവസരങ്ങളുണ്ടായതിന്റെ ഒരു കാരണവും ഇതുതന്നെയായിരുന്നു. പിന്നെ, രണ്ടാമതൊരു കാര്യം കൂടിയുണ്ട്‌. ഞാനത്‌ എഴുതാമോ എന്നെനിയ്‌ക്കറിയില്ല. എങ്കിലും പറയാതെ വയ്യ അനവസരത്തിലുള്ള രാധാകൃഷ്‌ണന്റെ ചില ക്രൂരമായ തമാശകൾ പലസംവിധായകരേയും അദ്ദേഹത്തിൽനിന്നും അകറ്റിയിരുന്നു സ്വന്തം നാവുതന്നെ ശത്രുവായിമാറുന്ന അവസ്‌ഥ. എത്ര മനോഹരങ്ങളായ പാട്ടുകളാണ്‌ രാധാകൃഷ്‌ണൻ ചെയ്‌തിരിയ്‌ക്കുന്നത്‌! പത്മരാജന്റെ തിരക്കഥയ്‌ക്ക്‌ ജീവൻ നല്‌കി ഭരതൻ സംവിധാനം ചെയ്‌ത ‘തകര’യിലെ ‘മൗനമേ’, ‘ചാമര’ത്തിലെ ‘നാഥാനീവരും കാലൊച്ച’, മണിച്ചത്രത്താഴിലെ ‘പഴന്തമിഴ്‌ പാട്ടുണരും’ തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റി നടക്കുന്ന എത്രയെത്ര ഗാനങ്ങളാണ്‌ ആ അനശ്വര പ്രതിഭ മലയാളത്തിനു നല്‌കിയത്‌!. എൺപത്തിയാറ്‌ ജൂണിലാണ്‌ പത്മരാജൻ ആകാശവാണിയിൽ നിന്ന്‌ വളന്ററി റിട്ടയർമെന്റ്‌ വാങ്ങി പിരിയുന്നത്‌. പിന്നീട്‌ നാലരക്കൊല്ലങ്ങൾ മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. എൺപത്തിയേഴിൽ ‘നൊമ്പരത്തിപ്പൂവ്‌’ എന്ന പടത്തിനുവേണ്ടിയാണ്‌ പത്മരാജനുവേണ്ടി രാധാകൃഷ്‌ണൻ അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ചത്‌. അതിനുശേഷം ആറു പടങ്ങളാണ്‌ പത്മരാജൻ സംവിധാനം ചെയ്‌തത്‌. അവയിൽത്തന്നെ ‘അപരനിൽ’ പാട്ടുണ്ടായിരുന്നില്ല. തൊണ്ണൂറ്റി ഒന്ന്‌ ജനുവരി ഇരുപത്തിനാലിന്‌ കൂട്ടുകാരന്റെ മരണമറിഞ്ഞ്‌ ഞങ്ങളുടെ മക്കളെ വിവരമറിയിയ്‌ക്കാനും വീട്ടിലോട്ടു കൊണ്ടുവരാനുമായി പോകുന്നത്‌ രാധാകൃഷ്‌ണനാണ്‌. യൂണിവേഴ്‌സിറ്റി കോളേജിൽ ചെന്ന്‌ പപ്പനെ വിളിച്ചിറക്കുമ്പോൾ അച്ഛന്റെ മരണവിവരം രാധാകൃഷ്‌ണൻ അവനോടു പറയുന്നില്ല. മാർഇവാനിയോസ്‌ കോളജിലേയ്‌ക്ക്‌ കാർ വിടുമ്പോൾ, ഇതെന്തിനെന്നറിയാതെ പപ്പനിരുന്നു. ഇവാനിയോസ്‌ യുവജനോത്സവത്തിന്റെ ലഹരിയിലായിരുന്നു. ഞങ്ങളുടെ മകൾ മാധവിക്കുട്ടി വയലാറിന്റെ ‘ആത്മാവിലൊരുചിത’യിലൂടെ ‘അച്ഛനുറങ്ങിക്കിടക്കുന്ന’ കാര്യം എല്ലാവരേയും അറിയിച്ച്‌ സ്‌റ്റേജിൽ നിന്നിറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അന്നവൾ പ്രീഡിഗ്രി ഒന്നാംവർഷ വിദ്യാർത്ഥിനിയാണ്‌. പദ്യപാരായണമത്സരത്തിന്റെ ഫലംവന്നു, അവൾക്ക്‌ രണ്ടാംസ്‌ഥാനം. വിവരമറിഞ്ഞതേയുള്ളു ആരോവന്ന്‌ അവളെ വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ രാധാകൃഷ്‌ണൻ മാമൻ. പുസ്‌തകങ്ങളെല്ലാം എടുത്ത്‌ രാധാകൃഷ്‌ണനോടൊത്ത്‌ കാറിൽ കയറുമ്പോൾ, കേൾക്കാൻ പോകുന്ന വാർത്തയെക്കുറിച്ച്‌ അവൾക്ക്‌ ഒരു വിവരവും ഉണ്ടായിരുന്നില്ല. രാധാകൃഷ്‌ണൻ മാമന്റെ അപ്പുറത്തുമിപ്പുറത്തുമിരുന്ന്‌ എന്റെ മക്കൾ സംഗതിയറിയാതെ വീർപ്പുമുട്ടി. അവസാനം ഒരു ചാട്ടുളിപോലെ എന്റെ മക്കളുടെ ചെവിയിൽ ആ വാർത്ത ആഴ്‌ന്നിറങ്ങി. എം.ജി.ശ്രീകുമാറിന്റെ വെള്ള അംബാസിഡർക്കാറിൽ കയറി ഞാനും മക്കളും മുതുകുളത്തോട്ടു പുറപ്പെട്ടത്‌ എന്റെ ഓർമ്മയിലെങ്ങോ തങ്ങിനില്‌പുണ്ട്‌. മകൾ മാധവിക്കുട്ടി ശേഷൻസ്‌ അക്കാദമിയിലേയ്‌ ട്യൂഷനു പോകുന്ന വേളകളിൽ, എന്നും രാവിലെ എഴുന്നേറ്റു കുളിച്ച്‌ അമ്പലത്തിൽ തൊഴാൻ പോകുമായിരുന്ന രാധാകൃഷ്‌ണൻ പലപ്പോഴും അവളെ സ്‌കൂട്ടറിന്റെ പുറകിൽ കയറ്റി ട്യൂഷൻക്ലാസ്സിൽ എത്തിക്കുമായിരുന്നു. എഴുതാൻ വാസനയുള്ള മകൻ പപ്പന്റെ ഓരോ കഥയും, ലേഖനവും പത്രത്തിൽ വരുമ്പോൾ, പത്മജ അവനെ ഫോണിൽ വിളിച്ച്‌ ദീർഘമായി സംസാരിയ്‌ക്കുമായിരുന്നു. പത്മജയ്‌ക്ക്‌ അവനോട്‌ ഒരു പ്രത്യേക വാത്സല്യം തന്നെയുള്ളതായി എനിയ്‌ക്കുതോന്നിയിട്ടുണ്ട്‌. പത്മരാജന്റെ മരണം കഴിഞ്ഞ്‌ പന്ത്രണ്ടുവർഷങ്ങൾക്കുശേഷമായിരുന്നു ഞങ്ങളുടെ മകളുടെ കല്ല്യാണം. കല്ല്യാണനിശ്ചയ ദിവസം അതിരാവിലെ രാധാകൃഷ്‌ണനും പത്മജയും കൂടെവന്നു. അവർക്ക്‌ വേറെ എവിടേയ്‌ക്കോ അത്യാവശ്യമായി പോകേണ്ടതുള്ളതുകൊണ്ട്‌ നിശ്ചയത്തിൽ പങ്കെടുക്കാൻ പറ്റില്ല; മോളെ അനുഗ്രഹിയ്‌ക്കാൻ വന്നതാണ്‌ എന്നു പറഞ്ഞു. മാതു കാലിൽ വീണു നമസ്‌കരിച്ചപ്പോൾ പോക്കറ്റിൽ നിന്ന്‌ നൂറ്റിയൊന്നു രൂപയെടുത്ത്‌ അവളുടെ കയ്യിൽ രാധാകൃഷ്‌ണൻ വച്ചുകൊടുത്തു. നിശ്ചയത്തിനും സമ്മാനമോ എന്ന്‌ പപ്പൻ അത്ഭുതപ്പെട്ടു. കല്ല്യാണത്തിന്‌ അവളുടെ വിരലിൽ ഒരു സ്വർണ്ണമോതിരവും അണിയിച്ചു പത്മജ. രാധാകൃഷ്‌ണന്റെ മനസ്സിൽ നിറഞ്ഞ വാത്സല്യമുണ്ടായിരുന്നു. എന്നോടും മക്കളോടും ആഴത്തിലുള്ള സ്‌നേഹമുണ്ടായിരുന്നു. പത്മരാജന്‌ ഏറ്റവും അടുപ്പമുണ്ടായിരുന്ന, അപൂർവ്വം ചിലർ മാത്രമേ എന്നെ തങ്കം എന്നു സംബോധനചെയ്യുമായിരുന്നുള്ളു. ഭരതൻ, ആകാശവാണിയിലെ സരസ്വതിഅമ്മ, കാവാലം പണിയ്‌ക്കരുചേട്ടൻ തുടങ്ങിയ ചിലർ- ആക്കൂട്ടത്തിൽ രാധാകൃഷ്‌ണനും പത്മജയും ഉൾപ്പെടുന്നു. ഇടയ്‌ക്കെപ്പോഴോ, വീണ്ടും സംഗീതം പഠിച്ചാൽ കൊള്ളാം എന്നൊരു മോഹം എനിയ്‌ക്കുണ്ടായി. എന്നെപ്പോലുള്ളവരെ ഓമനക്കുട്ടിയും രാധാകൃഷ്‌ണനും പാട്ടുപഠിപ്പിയ്‌ക്കുന്നുണ്ടായിരുന്നു. എന്റെ മോഹം രാധാകൃഷ്‌ണനോടു പറഞ്ഞപ്പോൾ, അങ്ങു ചെല്ലാൻ എന്നോടു പറഞ്ഞതാണ്‌. പക്ഷേ, തനിച്ചു പോയിവരുന്ന കാര്യം ഓർത്ത്‌ ഞാനതു വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. നാട്ടിൽനിന്ന്‌ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ വരുമ്പോൾ, തൈക്കാടുവഴി അവരെയും കൂട്ടിപോകുന്ന വേളകളിൽ ഞാനവർക്ക്‌ രാധാകൃഷ്‌ണന്റെ വീട്‌ ചൂണ്ടിക്കാണിച്ച്‌ പറയുമായിരുന്നു, ഇവിടെ സംഗീതം വിളയുന്നു എന്ന്‌. അച്ഛനമ്മമാരും, കൂടപ്പിറപ്പുകളും, അവരുടെ മക്കളും, മക്കളുടെ മക്കളും എല്ലാം ഒരുപോലെ പാട്ടുകാരായി പ്രസിദ്ധരായിട്ടുള്ള വേറൊരു കുടുംബം എന്റെ അറിവിലില്ല. എൺപത്തിയൊന്നിൽ പെട്ടെന്നൊരു ദിവസം ശരീരമാകെ തളർന്ന്‌ മെഡിയ്‌ക്കൽ കോളേജ്‌ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ട പത്മജയെകാണാൻ പത്മരാജനോടൊപ്പം ഞാനും പോയിട്ടുണ്ട്‌. അത്യാപൂർവ്വമായിമാത്രം കണ്ടുവരുന്ന ഗില്യൻ പാരിസിൻഡ്രോം‘ എന്നോ മറ്റോ പേരുള്ള ഒരസുഖമായിരുന്നു അത്‌. ശരീരത്തിന്റെ ചലനശേഷി മുഴുവൻ നഷ്‌ടപ്പെട്ട്‌ സ്‌തംഭനാവസ്‌ഥയിൽ കിടന്ന പത്മജ, രോഗത്തിന്റെ പിടിയിൽ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭർത്താവിനെ ശുശ്രൂഷിയ്‌ക്കാനും, അദ്ദേഹത്തിന്റെ സൗഭാഗ്യങ്ങളിലും വളർച്ചയിലും ഒക്കെ കൂടെ നില്‌ക്കാനും ദൈവം വിധിച്ചിരുന്നതുകൊണ്ട്‌ മാത്രമാണ്‌ അന്ന്‌ പത്മജ രക്ഷപ്പെട്ടത്‌. ഓർമ്മകൾക്ക്‌ കടിഞ്ഞാണിട്ടുകൊണ്ട്‌ കാർ പെട്ടെന്നു നിന്നപ്പോഴാണ്‌, വീട്ടിലെത്തിയ വിവരം ഞാനറിയുന്നത്‌. കഴിഞ്ഞ പലതവണകളിലെപ്പോലെ ഇക്കുറിയും രാധാകൃഷ്‌ണൻ രക്ഷപ്പെടുമായിരിയ്‌ക്കും എന്ന്‌ ഞാൻ സ്വയം ആശ്വസിച്ചു. ഒരാഴ്‌ചകഴിഞ്ഞ്‌, വഞ്ചിയൂർ കോർട്ടിനടുത്ത്‌ ഒരു നോട്ടറിയെ കണ്ടു ചിലപേപ്പറുകൾ ഒപ്പിടുവിച്ചു വാങ്ങാനായി ഒരു ടാക്‌സി എടുത്ത്‌ ഞാൻ പോയതാണ്‌. തിരിച്ചുവന്നത്‌ തൈക്കാട്‌ ശാസ്‌താം കോവിലിന്റെ വഴിയാണ്‌. കാറ്‌ കോവിലിന്റെ വളവു തിരിഞ്ഞപ്പോൾ, ’മേടയിൽ‘ വീടിനു മുന്നിൽ കരിങ്കൊടിയും, പോലീസും, ഒരുപാടു ഫോട്ടോഗ്രാഫർമാരും. ഉടനെ ഞാൻ കാർ നിർത്തി ഇറങ്ങി. ’മരിച്ചിട്ട്‌ ഒരു മണിക്കൂറേ ആയുള്ളു. വീട്ടിൽ ഇപ്പോൾ കൊണ്ടുവന്നിട്ടേയുള്ളു‘ എന്ന്‌ ആരോ പറഞ്ഞു. അകത്തുചെന്നപ്പോൾ മൊബൈൽ മോർച്ചറിയ്‌ക്കു ചുറ്റുമായി വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്‌. അധികനേരം അവിടെ തങ്ങാൻ എനിയ്‌ക്കു കഴിഞ്ഞില്ല. ഒന്നു തൊഴുത്‌ വലംവച്ചു, പെട്ടെന്നു ഞാൻ തിരിച്ച്‌ വണ്ടിയിൽ കയറി. വല്ലാത്തൊരു മരവിപ്പാണ്‌ എനിയ്‌ക്കനുഭവപ്പെട്ടത്‌. പത്മരാജന്റെ ’ചൊക്കൻ‘ അരങ്ങൊഴിഞ്ഞിരിയ്‌ക്കുന്നു. ആരാധകർക്കും വേണ്ടപ്പെട്ടവർക്കും, എണ്ണമറ്റ ശിഷ്യർക്കും മുന്നിൽ ഇനി രാധാകൃഷ്‌ണനില്ല. രാധാകൃഷ്‌ണന്‌ അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടുണ്ടോ എന്ന്‌ എനിയ്‌ക്കുസംശയം തോന്നാറുണ്ട്‌. ചെയ്യുന്ന ജോലിയോട്‌ നൂറുശതമാനം ആത്മാർത്ഥതപുലർത്തിയിരുന്ന ആ വലിയ കലാകാരൻ ആരായിരുന്നു എന്ന്‌ കാലം തെളിയിയ്‌ക്കും. ഭാഗ്യവും ആയുസ്സും ഉണ്ടെങ്കിൽ നമുക്കത്‌ കാത്തിരുന്നുകാണാം. ആ വലിയ പ്രതിഭയുടെ ഓർമ്മയ്‌ക്കുമുമ്പിൽ ശിരസ്സു താഴ്‌ത്തിക്കൊണ്ട്‌. ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം തമിഴ് ഭാഷകളിലായി സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന 'കള്‍ട്ട്' ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി. ആക്ഷനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തില്‍ ജോജു ജോര്‍ജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്‌കിന്‍ സര്‍പട്ട പരമ്പരൈ' യിലെ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീര്‍, സഞ്ജന നടരാജന്‍, അനന്യ രാമപ്രസാദ്, മൂന്നാര്‍ രമേശ്, രാക്ഷസന്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക്ക് സുബ്ബരാജ്-ചിയാന്‍ വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിന്‍ പോളിയുടെ തുറമുഖം എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് ഡയറക്ടറായ സൂപ്പര്‍ സുബ്ബരായയുടെ മകനും സ്റ്റണ്ട് മസ്റ്ററുമായ ദിനേശാണ് കള്‍ട്ടിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ജഗമേ തന്തിരം, പറവ, ഈട, സര്‍വം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന- സഫര്‍ സനല്‍, രമേഷ് ഗിരിജ. പോസ്റ്റര്‍ ഡിസൈന്‍സ്- അമല്‍ ജോസ്, വാര്‍ത്താ പ്രചരണം- മഞ്ജു ഗോപിനാഥ്. തെക്ക് മാണൂർകായലിനും വടക്ക് ഭാരതപുഴയ്ക്കും മധ്യേ, കുഴിമന്തിയിലെ കറുവപ്പട്ട പോലെ കിടക്കുന്ന ഞങ്ങടെ പഞ്ചായത്തിന്‍റെ വൊക്കാബലറിയിലേക്ക് ആ പേര് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് അംബരീഷാണ്. അംബരീഷ്, സോമൻ പണിക്കരുടെ കാലം തെറ്റിപിറന്ന മൂത്ത സന്തതി. അതെ, കയ്യിലിരുപ്പ് വെച്ച് രണ്ടായിരത്തി അമ്പത്തില്‍ ജനിക്കേണ്ട വിത്തായിരുന്നു. ടൈം ട്രാവൽ, ഏലിയൻ അബ്‌ഡക്ഷൻ, അസ്റൽ പ്രോജക്ഷൻ…. സാധ്യതകൾ പലതാണ്, ഞങ്ങള് പക്ഷെ ചിന്തിച്ച് മിനക്കടാനൊന്നും പോയിട്ടില്ല. ഗൾഫിൽ ശമ്പളം കൊടുക്കുന്ന അറബിക്ക് ഹനുമാന്‍സ്വാമിടെ ഫോട്ടോ കാണിച്ചുകൊടുത്തിട്ട്, മൂത്ത ജേഷ്ഠനാണെന്നും പറഞ്ഞ് ചുണ്ടിന് സർജറി ചെയ്യാന്‍ വേണ്ടി കാശ് പറ്റിച്ച മൊതലാണ്. അതേ അറബി പിന്നീടൊരിക്കൽ കേരളത്തിൽ ടൂറിന് വന്നപ്പോൾ കയറിയൊരു ഹോട്ടലിൽ, ഹനുമാന്‍റെ ഫോട്ടോ മാല തൂക്കിയിട്ടിരിക്കുന്നത് കണ്ട്, “തിമോത്തി അൽബാനി” എന്ന് പറഞ്ഞ് കണ്ണടച്ച് നിന്നത്രെ. വന്ന ടാക്സിയുടെ ഡ്രൈവർ “കരയണ്ട അറബിയേട്ടാ…. ഹനുമാൻ ചിരഞ്ജീവിയാണ്, മരണമില്ല” ന്ന് പറഞ്ഞ് ആശ്വസിപ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ അംബരീഷ് നാട്ടിലെത്തി, ലങ്കാദഹനം! എത്തിസലാത്ത് കലണ്ടര്‍ 1998 മേടം 16. വണ്ടിയോടിക്കുന്നത് ഹംസക്കയാണ് ,അതോണ്ടാണിത്ര സ്പീഡ് എന്ന് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ല. വണ്ടിയിലിരിക്കുന്നത് ഒരു ദുബായി ഷേക്കും അയാളുടെ പാര്‍ട്ട് ണര്‍ ഷേക്കും വിജനമായ ഹൈ വേ……ഹംസക്ക കണ്ടു, തൊട്ടു മുന്‍പില്‍ ചവിട്ടിയാ കിട്ടാത്ത ദൂരത്തില്‍…. ഒരു ഒട്ടകം റോഡ്‌ മുറിച്ചു കടക്കുന്നു ഞെട്ട്യാ? പക്ഷെ ഹംസക്ക ഞെട്ടീല … ഓന്‍ തന്നെയൊരു കഥയാണ്‌ ഇതോന്റെ കഥയാണ് ക്ലൈമാക്സിലെ കൊടും ട്വിസ്റ്റില്‍ ഓന്‍ ശശികുമാറും ഓള് ശശികലയും ആവണ കഥ. കൊല്ലം 2009, പിപ്പിരി ബാബൂന് മീശയും താടിയും ജോയിന്റായ കൊല്ലം ! പൊന്നാനി-കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തി ഒരു ശനിയാഴ്ച …….. കുന്നത്ത് കുപ്പിപൊട്ടുന്ന സൌണ്ട് അരക്കിലോമീറ്റര്‍ അപ്പുറത്തുനിന്ന്‍ മണത്തറിഞ്ഞിട്ടാണ് സീനിലേക്ക്‌ കുട്ടന്‍റെ മാസ്സ് എന്‍ട്രി. കുട്ടന്‍ പത്തില്‍ തോറ്റപ്പോ നാടുവിട്ട് ബോംബെയില്‍ ചെന്ന് വീട്ടിലേക്കു ഫോണ്‍ ചെയ്ത് “ഞാനിനി ഇന്ത്യേക്കില്ല” ന്ന്‍ പറഞ്ഞ കുട്ടന്‍ ‘മകനേ തിരിച്ചുവരൂ’ എന്ന് കുട്ടന്റച്ഛന്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ അന്ന് മലപ്പ്രം എഡിഷന്‍ കോട്ടക്കലില്‍ അടിച്ചു തുടങ്ങീട്ടില്ല) പരസ്യം ചെയ്തതിന്റെ രണ്ടാം നാള്‍ കുട്ടന്‍ നാട്ടിലെത്തി കോഴിക്കോട് എഡിഷനിലെ പരസ്യം കണ്ടു, ബോംബയിലുള്ള കുട്ടന്‍, കൊങ്കണ്‍ റെയില്‍വേയുടെ സ്ഥലമെടുപ്പ് പോലും കഴിഞ്ഞിട്ടില്ലാത്ത അന്ത കാലത്ത് എങ്ങനെ നാട്ടിലെത്തി എന്നത് ഇപ്പളും ഒരു ചുരുളഴിയാത്ത രഹസ്യമാണ് കുട്ടന്റച്ഛന്‍ വിചാരിക്കണത് ‘ഒക്കെ മാതൃഭൂമിയുടെ പവറാ’ ണെന്നാണ് അതുകൊണ്ടാണ് മടങ്ങി വന്ന കുട്ടന് മേലെ അങ്ങാടീല് ടൈലര്‍ ഷാപ്പ് ഇട്ടുകൊടുത്ത്, അതിനു ‘മാതൃഭൂമി കട്ടിങ്ങ്സ്’ എന്ന് പേരിട്ടത് ടൈലര്‍ഷാപ്പിനൊപ്പവും പ്രചരിപ്പിക്കുന്നുണ്ട് ഒരു സംസ്കാരം അത് പിന്നെ പറയാം. കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍. “സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന് ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ്‌ ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക്‌ അഡിക്റ്റ്…… ഇന്നിട്ടിപ്പോ എന്തായി, അന്‍റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്‍റെ കൂടെയോടാന്‍ വിട്ടില്ലല്ലോ?” “ശ്രീകൂ……. ശവത്തില്‍ കുത്തല്ലടാ. ന്‍റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ……. നീ നാട്ടിക്ക് വാ” “ഞാനവിടെ വന്നിട്ടെന്തിനാ? ഇങ്ങള് രണ്ടാളും ഇനിയീ ജന്മത്തിലൊന്നാവാന്‍ പോണില്ല, എനിക്ക്യാണെങ്കെ നാളത്തേക്ക് കൊറേ പണിയൂണ്ട്, അവിടെ നിന്നെ സമാധാനിപ്പിക്കാന്‍ ടീംസ് ഒക്കെയില്ലേ ?” “ഉം…… അറിഞ്ഞപാട് ല്ലാരും എത്തി, സമാധാനിപ്പിക്കാന്‍. പക്ഷെ അപ്പളേക്കും ബിവരേജ് അടച്ചേര്‍ന്നു, ഇനി നാളെ രാവിലെ എടുക്കാന്നു പറഞ്ഞു.” “അളിയാ…… രാത്രി പത്തുമണിക്ക് ഒരു ബസ്സുണ്ട്, ഏഴുമണിക്ക് കോഴിക്കോടെത്തും. ഒരു ഒമ്പതരയാവുമ്പോ ചങ്ങരംകുളം ടൌണില്‍ ബൈക്കേട്ട് വരാന്‍ മുത്തുവിനോട് പറയണം “. (മുന്‍കുറിപ്പ് ഈ കഥ ഉദ്ഭവിച്ച കാലടി മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത കാലടി എന്ന കൊച്ചു ഗ്രാമം ആണ് ) ഇത് ലാലുവിന്‍റെ കഥയാണ് പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ലാലു രചിച്ച കഥ . ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല ….. ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ലാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക . ലാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു…… എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ലാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു. തൃശൂർ: പൊലീസ് അസോസിയേഷൻ നേതാവിനെതിരെ ആരോപണവുമായി വനിത എസ്ഐ രംഗത്ത്. അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ബിനു ഡേവിഡ് മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വനിത എസ്ഐ പരാതി നൽകി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ വനിത സിവില്‍ പോലീസ് ഓഫീസറോട് വനിത എസ് ഐ വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയും സിവില്‍ പൊലീസ് ഓഫീസറുമായ ബിനു ഡേവിഡ് ശകാരിച്ചതായാണ് പരാതി. വെള്ളിയാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുറിയില്‍ വച്ചായിരുന്നു ശകാരം. തുടര്‍ന്ന് കുഴഞ്ഞു വീണ എസ് ഐയെ തൃശ്ശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലെത്തിയ ശേഷവും ബിനു ഡേവിഡ് ഫോണിലൂടെ ശകാരിച്ചതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സൗദിയിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ പറഞ്ഞു. കുന്ദംകുളം എ സി പി യ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും വനിത എസ് ഐ പരാതി നല്‍കിയിട്ടുണ്ട്. അസ്സോസിയേഷന്‍ നേതാവെങ്കിലും കീഴുദ്യോഗസ്ഥനായ സിവില്‍ പൊലീസ് ഓഫീസര്‍ വനിതാ എസ് ഐ-യെ ശകാരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ളത്. എങ്കിലും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് വിവരം. പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ വനിത എസ്.ഐയുടെ പരാതി Omicron ഒമിക്രോണ്‍; DMO-മാര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാനും അനുമതിയില്ലാതെ പ്രതികരിക്കാനും പാടില്ല; ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഷർട്ടിന്റെ നിറം നോക്കി ഇർഫാനും ഫാസും ഗോകുലിനെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് കോരിയെടുത്തു Samastha vs Muslim League|'ലീഗുണ്ടായത് കൊണ്ടാണ് ദീന്‍ ഉണ്ടായത് സമസ്തക്ക് മുന്നറിയിപ്പുമായി ലീഗ് സെക്രട്ടറി Muhammed Riyas ജനങ്ങള്‍ക്ക് ഇന്ന റോഡ് എന്നില്ല; എല്ലാ റോഡുകളും നന്നാകണം മുഹമ്മദ് റിയാസ് കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറാൻ കാത്തുനിന്നു; യുവാവിന് ദാരുണാന്ത്യം ഇനി മദ്യം വാങ്ങുമ്പോൾ പരാതി വേണ്ട; ബ്രാൻഡും വിലയും നോക്കി വാങ്ങാൻ സ്ക്രീൻ വരുന്നു 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം മന്ത്രി കെ രാധാകൃഷ്ണൻ Kerala Rains ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; അഞ്ചു ലക്ഷം രൂപയുടെ നഷ്ടം Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം Alia Bhatt സുര്യനെ തഴുകി ഹോട്ട് ലുക്കിൽ ആലിയ ഭട്ട്; വൈറൽ ചിത്രങ്ങൾ Omicron ഒമിക്രോണ്‍; DMO-മാര്‍ മാധ്യമങ്ങള്‍ക്ക് വിവരം നല്‍കാനും അനുമതിയില്ലാതെ പ്രതികരിക്കാനും പാടില്ല; ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ കൊട്ടാരക്കര വിദ്യാഭ്യാജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്. 1കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമoഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്.കെ.വി.വി.എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ.ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആയുർവേദ പഠനം ലക്ഷ്യമിട്ടാണ് ഒരു സംസ്കൃത സ്കൂളായി ഇത് ആരംഭിച്ചത് അന്നത്തെ തിരുവനന്തപുരം ഡി.ഇ.ഒ.ആയിരുന്ന ശ്രീ. യേശുദാസൻസാർ സ്കൂൾ പരിശോധിച്ച് 3rd ഫോറം അനുവദിച്ചുശ്രീ. അയ്യപ്പൻ പിള്ള, ശ്രീ.പി.ജി.രാഘവൻപിള്ള, ശ്രീ. പപ്പു പിള്ള എന്നിവർ അധ്യാപകരായി 1938 ൽ 4th തുടങ്ങി ആലുവ നാരായണപിള്ള സാറാ യിരുന്നു അന്ന് ഹെഡ്മാസ്റ്റർ, ശ്രീ പി.ജനാർദ്ദനൻ പിള്ള ഹെഡ്മാസ്റ്ററായി. സേവനOഅനുഷ്ഠിച്ചുവരവെ പനമ്പള്ളി പദ്ധതി പ്രകാരം ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഫോർത്ത് ഫോറം വന്നതോടെ ആ വിയോട്ടു വർഗ്ഗീസ് സാറിനെ ഹെഡ്മാസ്റ്ററാക്കി' 1952ൽ ശ്രീ.ഗോവിന്ദപിള്ള അവർകൾ മരണമടയുകയും അതിനു മുൻപു തന്നെ രജിസ്റ്റർ ചെയ്ത എട്ട് അംഗ കമ്മറ്റി ഭരണത്തിൽ നിലവിൽ വരുകയും ചെയ്തു കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മാനേജർ ഗോപകുമാർ .ജെ (ശ്രീനികേതൻ, തൃക്കണ്ണമംഗൽ) പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 06:12, 26 സെപ്റ്റംബർ 2017. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരം: പദവി ദുരുപയോഗം ചെയ്തുകൊണ്ട്, പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയതിന് ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തു. ഐജി വഴിവിട്ട് മോന്‍സണെ സഹായിച്ചതായി ക്രൈംബ്രാഞ്ച് രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയ്‌ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയത്. ഇതിനെ തുടര്‍ന്ന് ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് ഏബ്രഹാം മെമ്മോ കൊടുക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. അധികാര പരിധിക്കു പുറത്തുള്ള വിഷയത്തില്‍ ട്രാഫിക് ഐജിയായിരിക്കേ ഇടപെട്ടതിന്റെ പേരിലായിരുന്നു ശാസന. ലക്ഷ്മണ മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോടികളുടെ നോട്ടുകള്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കാനും കേസുകള്‍ ഒതുക്കാനും ഐജി ലക്ഷ്മണയുടെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ പറയുന്ന വീഡിയോ- ഓഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജീവനക്കാരെ സൂക്ഷിക്കണമെന്ന് മോന്‍സണ് ഐജി മുന്നറിയിപ്പ് നല്‍കുന്ന ഓഡിയോയും പുറത്തുവന്നിരുന്നു. കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ആര ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് ഈ വിവരം സ്ഥിരീ ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം തൃശൂര്‍: ഈ വര്‍ഷം തൃശൂര്‍പൂരം നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യേ തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ത് ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ടു വർഷം തടവ്, അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കി യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ക മോന്‍സണെ വഴിവിട്ടു സഹായിച്ച ഐജി ലക്ഷ്മണയ്ക്കു സസ്‌പെന്‍ഷന്‍ ഈ പരിഭാഷയിൽ, 2021-07-18 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല. താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക. മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താ പഴയ പതിപ്പ്) ഈ ലേഖനത്തിന്റെ പുതുക്കിയ പതിപ്പു് ഇവിടെ ലഭ്യമാണു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയറിന്റെ കുത്തകവത്കരണവും അതുവഴി ഉപയോക്താക്കള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യനിഷേധവും ആണതു്. പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല. മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല – മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും. 1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്‍” സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി. ഇത്തരം പിന്തിരിപ്പന്‍ പദ്ധതികള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് അവരുടെ പ്രചോദനം, ഏറെകുറെ പരസ്പരം ആക്രമിക്കുന്നതിലായിരുന്നെങ്കില്‍, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ പ്രചോദനത്തിലുള്ള വ്യത്യാസം പ്രായോഗികമായ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നതാണു്, “ലക്ഷ്യത്തെ മാത്രമല്ല”. രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അവ വലിയതോതില്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. ഭാവിയിലും വര്‍ദ്ധിത വീര്യത്തോടെ അവരതു് ചെയ്യുമെന്നു് നാം പ്രതീക്ഷിക്കണം. പക്ഷേ മൈക്രോസോഫ്റ്റ് നമ്മളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഏറെക്കുറെ ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നു. ഗ്നു/ലിനക്സ് സിസ്റ്റ ത്തിനു് വന്‍ വിജയസാധ്യതയുണ്ടെന്നു് മൈക്രോസോഫ്റ്റ് കരുതിയിരുന്നിരിക്കാം എന്നാതാണു് “ഹാലോവീന്‍ രേഖകളുടെ” സാംഗത്യം. മൈക്രോസോഫ്റ്റേ നന്ദി, പക്ഷെ ദയവായി വഴിമുടക്കരുതു്. “ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (എഫ്.എസ്.എഫ് എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പൊരുതുന്നു.” വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ചേട്ടന്‍ ദുബായിലേയ്ക് പോകുന്നത്.അന്ന് ദുബായ് എന്നാല്‍, ദൂരെ ദൂരെ കടലിനപ്പുറം സ്വപനങ്ങളുറങ്ങുന്ന മണലാരണ്യമാണെന്ന ഒരു ധാരണ മാത്രമേ എനിക്കുള്ളൂ. അധികം വൈകാതെ ചേട്ടന് ബ്രിട്ടീഷ് ബാങ്കില്‍ ജോലി ശരിയായി.ഒരു വര്‍ഷത്തിന് ശേഷം നിറയെ സമ്മാനങ്ങളുമായി ലീവില്‍ വന്ന ചേട്ടന്റെ വലിയ പെട്ടികള്‍ തുറന്നപ്പോള്‍ മുറിയില്‍ നിറഞ്ഞ സുഗന്ധവും, നിറപകിട്ടാര്‍ന്ന സാരികളും,ഡ്രൈ ഫ്രൂട്ട്സ്സിന്റെ രുചിയും എല്ലാം ഞങ്ങള്‍ക്ക് പുതുമയായിരുന്നു. നെയ് റോബിയില്‍ [കെനിയായുടെ തലസ്ഥാനം ]നിന്ന് കൊച്ചിക്ക് എത്തണമെങ്കില്‍, Emiratesല്‍ ദുബായ് വഴി പോകാം. പലരും ദുബായില്‍ സ്റ്റോപ്പ് ഉള്ളതിനാല്‍ അവിടെ ഇറങ്ങി ഷോപ്പിങ്ങ് നടത്താറുണ്ട്. എന്നാല്‍ ഞങ്ങള്‍ നെയ്റോബിയില്‍ നിന്ന് നേരിട്ട് ബോബേയിലേക്ക് പറക്കുന്നതിനാല്‍ ദുബായ് കാണാന്‍ അവസരം കിട്ടിയിട്ടില്ല. കേരളത്തില്‍ വേരുറച്ചു എങ്കിലും,ഞാന്‍ പച്ചപിടിച്ചതും പന്തലിച്ചതും ബോംബേയിലാണ്. ന്യൂ ബോബേയിലെ വാഷി എന്ന സ്ഥലം എനിക്ക് തൃശ്ശൂര്‍ ടൌണ്‍ പോലെ പരിചിതമാണ്. അത് കൊണ്ട് ആഫ്രിക്കായില്‍ നിന്ന് നാട്ടില്‍ പോകുമ്പോള്‍ എല്ലായിപ്പോഴും ബോംബേയിലിറങ്ങി അവിടേയുള്ള വീടും,കൂട്ടുകാരേയും കണ്ടിട്ടേ നാട്ടിലെത്താറുള്ളൂ . കഴിഞ്ഞ ഈസ്റ്റര്‍ അവധിക്കാലത്ത് mdsന് ഒരു കോണ്‍ഫെറെന്‍സ്സ് ദുബായില്‍ ഉണ്ടായിരുന്നു. കോണ്‍ഫെറെന്‍സ്സിന് ശേഷം മൂന്ന് ദിവസ്സം ഈസ്റ്റര്‍ അവധിയായിരുന്നതിനാല്‍ ഞാനും യാത്രക്കൊരുങ്ങി. ഞങ്ങളുടെ കൂട്ടുകാരും ഈ സമയത്ത് അവരുടെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചായിരുന്നു യാത്ര. നെയ് റോബിയില്‍ നിന്ന് നാലര മണിക്കൂറിലേറെയെടുത്തു ദുബായിലെത്താന്‍. ദുബായിയുടെ കൌബേരത വിളിച്ചറിയിക്കുന്ന രീതിയില്‍ അലങ്കാരങ്ങളും, ആര്‍ഭാടവും നിറഞ്ഞ ,വളരെ വളരെ വലിയ എയര്‍പോര്‍ട്ട്. ഇമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോഴേക്കും നടന്ന് നടന്ന് കാലു കഴച്ചു. നിര്‍വ്വികാരമായ മുഖത്തോടെ പാസ്പോര്‍ട്ട് പരിശോധിക്കുന്ന ശുഭ്രവസ്ത്രധാരികളായ ഇമിഗ്രേഷന്‍ ഓഫീസ്സേഴ്സ്സ്. Eye scanning കഴിഞ്ഞ് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് അടിച്ചതിന് ശേഷം ഞങ്ങള്‍ പുറത്ത് കടന്നു. ഹോട്ടലില്‍ നിന്നയച്ച കാര്‍ ഞങ്ങള്‍ക്കായി കാത്ത് നില്‍പ്പുണ്ടായിരുന്നതിനാല്‍ ബുദ്ധിമുട്ടില്ലാതെ അവിടെയെത്തി.ദുബായിലെ നിയമവും വകുപ്പുകളും വളരെ strict ആയതിനാല്‍ എല്ലാവരും അച്ചടക്കത്തോടെ ജീവിക്കുന്നു എന്ന് കാര്‍ ഡ്രൈവര്‍ പറയുകയുണ്ടായി.ഫ്ലയ്റ്റ് വൈകിയതിനാല്‍ ഹോട്ടലിലെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരുന്നു. Dubai mall ന്റെ അടുത്ത് നിന്ന് വാനം മുട്ടി നില്‍ക്കുന്ന Burj Khalifa [ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവ്വര്-2717ft‍] കണ്ടു. എന്തോ ടെക്നിക്കല്‍ ഫോള്‍ട്ട് കാരണം അതിന്റെ മുകളിലേക്ക് കയറാനുള്ള അനുമതി നിരോധിച്ചിരുന്നു. ദുബായ് മാളില്‍ ഉള്ള അക്വേറിയത്തിന്റെ വ്യൂവിങ്ങ് ഗ്ലാസ്സിലൂടെയുള്ള കാഴ്ച വിസ്മയജനകമാണ്. വീതിയേറിയ റോഡുകളും, ഇരുവശത്തും പെറ്റൂണിയ പൂക്കള്‍ നിറഞ്ഞ ഫ്ലവര്‍ ബെഡ്ഡും,വരി വരിയായി വളര്‍ത്തിയ ഈന്തപനകളും ഞാന്‍ കൌതുകത്തോടെ നോക്കിയിരുന്നു. എല്ലാം man made മാത്രം. ഈ കോണ്‍ക്രീറ്റ് വനത്തില്‍ പച്ചപ്പ് നാമാവശേഷം. എവിടെ തിരിഞ്ഞാലും മലയാളികളെ കാണാം‍. അറബികള്‍ പേരിനുമാത്രം. കരാമയിലെ ലുലു സെന്റര്‍ ന്റെ അടുത്തുള്ള റെസ്റ്റോറെന്റുകളിലെ ഭക്ഷണത്തിന്റെ രുചി ഇന്നും നാവിന്‍ തുമ്പത്തുണ്ട്. ചേട്ടനും കുടുംബവും കരാമയിലായിരുന്നു താമസ്സിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ അവര്‍ നാട്ടിലേക്ക് തിരിച്ചു പോയി. കരാമയിലെ മരങ്ങളും പൂക്കളും കണ്ടപ്പോള്‍ മരുഭൂമിയാണെന്ന് തോന്നിയില്ല. കരാമയിലെ ലുലു സെന്ററിനടുത്ത് നിന്നെടുത്ത ഫോട്ടോ രാത്രി,പല ബന്ധുക്കളും ഞങ്ങളെ കാണുവാനായെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുകൂടല്‍ തികച്ചും സന്തോഷം നല്‍കി. അവരുടെ കൂടെ Jumeira beach കാണാനിറങ്ങി. Al Ain ല്‍ നിന്നെത്തിയ ബന്ധു മനോഹരമായ ആ മരുപ്പച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചു. സമയക്കുറവ് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ കൂട്ടുകാരൊത്ത് ഒരു Desert safariക്ക് പ്ലാന്‍ ചെയ്തു.അന്ന് വൈകുന്നേരം നാല് മണിക്ക് ഞങ്ങളെ സഫാരിക്ക് കൊണ്ട് പോകാനായി കാര്‍ എത്തി. ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ആയിരുന്നു. ‍.ഞങ്ങള്‍ ആവേശഭരിതരായി കാറില്‍ കയറി. മരുഭൂമി ഞാന്‍ ആദ്യമായി കാണുകയാണ്-ഞങ്ങളെല്ലാവരും സന്തോഷത്തോടെ താഴെയിറങ്ങി. കണ്ണെത്താത്ത ദൂരത്ത് പരന്ന് കിടക്കുന്ന അനന്തമായ,പ്രശാന്തമായ മണല്‍ സാഗരം. കാറ്റിന്റെ കലാവിരുത് തെളിയിക്കുന്ന സമാന്തരരേഖകള്‍ ഉടനീളം pristine beauty എന്നല്ലാതെ മറ്റൊരു ഉപമയും എനിക്ക് പറയാനില്ല. Dune bashing [മണ്‍കൂനകളുടെ മുകളില്‍ നിന്ന് താഴേക്ക് അതിവേഗത്തില്‍ മണല്‍ തരികള്‍ പറപ്പിച്ചുള്ള സാഹസയാത്ര] നായി സര്‍ദാര്‍ജി കാര്‍ ടയറിലെ എയര്‍ കുറച്ചു. ചുറ്റും നോക്കിയപ്പോള്‍ ഒരു ഡ്സ്സനിലേറെ വെള്ള ലാന്റ് ക്രൂയ്സ്സര്‍ വിനോദസഞ്ചാരികളുമായി അവിടെയിവിടെയായി അണിനിരന്നിട്ടുണ്ട്-ഒരു caravan തന്നെ. യാത്ര തുടങ്ങിയപ്പോള്‍ കണ്ണുകള്‍ ഞാന്‍ ഇറുക്കിയടച്ചു. ഓരോ തവണ കാര്‍ സ്പീടില്‍ താഴേക്ക് കുതിച്ചിറങ്ങുമ്പോഴും പിന്നിലിരിക്കുന്നവരില്‍ നിന്നുള്ള ആഹ്ലാദത്തിന്റെ കാഹളം എനിക്ക് കേള്‍ക്കാനുണ്ട്. മണ്‍കൂനകളിലൂടെ താഴെക്കും,മുകളിലേക്കും വശങ്ങളിലൂടേയും ഓടിച്ച് സര്‍ദാര്‍ജി അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രദര്‍ശിപ്പിച്ചു. 20 മിനിറ്റോളം നിന്ന ഈ സാഹസികയത്നം എന്നിലുളവാക്കിയത് ഭയം മാത്രമാണ്. Dune bashing കഴിഞ്ഞപ്പോള്‍ എല്ലാ വണ്ടികളും ഒരുമിച്ച് നിരയായി നിര്‍ത്തി.ഹാവൂ-എന്റെ ശ്വാസം നേരെ വീണു..പുറത്തിറങ്ങി പൂഴിമണലില്‍ അലസ്സമായി ഞങ്ങള്‍ നടന്നു. കുറച്ചകലെ ഒരു cactus ചെടി, വെള്ളമില്ലാത്ത മരുഭൂമിയില്‍, ചൂടിനെ അവഗണിച്ച് കണ്‍കുളിരുന്ന പച്ചയായി തല ഉയര്‍ത്തി നില്‍ക്കുന്നു. അവിടെ ചെന്ന് ഫോട്ടോ എടുക്കുന്ന നേരം ഒരു ബ്രസ്സിലിയന്‍ കുടുംബത്തിന് ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ആഗ്രഹം. എല്ലാ കാറുകളും ഒരുമിച്ച് ക്യാമ്പിലേക്കുള്ള യാത്ര തുടര്‍ന്നു. അസ്തമയത്തിന് മുന്‍പ് ക്യാമ്പിലെത്തി. ഉണങ്ങിയ ഈന്തപനയിലകളെ കൊണ്ട് ചുറ്റും മറച്ച വിസ്താരമുള്ള ക്യാമ്പ്. പുറത്ത് സവാരിക്കായി അണിയിച്ചൊരുക്കിയ ഒട്ടകങ്ങള്‍, sand bikes തുടങ്ങിയവ .ഞങ്ങളും ഒട്ടകസവാരി നടത്തി. കവാടവാതിലില്‍ അറബ് സ്റ്റൈലില്‍ അലങ്കരിച്ച പല തരം മണ്‍കൂജകള്‍,പാനപാത്രങ്ങള്‍ ക്യാമ്പിനുള്ളില്‍ താഴെ ഭംഗിയായി ഒരുക്കിയ മെത്തകള്‍. മദ്ധ്യത്തില്‍ പരവതാനി വിരിച്ച വലിയ സ്റ്റേജ്. വിവിധ സുഗന്ധങ്ങളിലുള്ള [സ്ടോബെറി,പീച്ച്,ചോക്കളേറ്റ് ഹുക്ക ഇവിടെ ലഭ്യമായിരുന്നു. നേരമ്പോക്കിനായി-ഹുക്ക,ഹെന്നാ പെയ്റ്റിങ്ങ് ,ലോക്കല്‍ ഡ്രെസ്സില്‍ ഫോട്ടോഗ്രാഫി ഇങ്ങിനെ പലതും.ഒരു holiday village പോലെ തോന്നി. എന്നെ ആകര്‍ഷിച്ചത് ഗ്ലാസ്സ് flower vaseനുള്ളില്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന കലയാണ്-പോളിത്തീന്‍ coneല്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂഴി മണല്‍ നിറച്ച് അനായാസം ആ കലാകാരന്‍ ഫ്ലവര്‍ വാസില്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചു.അദ്ദേഹം ഒരു മലയാളിയാണെന്ന് തോന്നി. മണല്‍ കൊണ്ട് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരന്‍ നേരം ഇരുട്ടിയപ്പോള്‍ എല്ലാവരും ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചു. ഒരു കലാകാരന്‍ അവതരിപ്പിച്ച tanura dance [Egyptian folk dance] അഭിനന്ദനമര്‍ഹിക്കുന്നതായിരുന്നു. ഇമ്പമുള്ള പാട്ടിനൊപ്പം കറങ്ങി ,കത്തുന്ന ലൈറ്റുകള്‍ നിറഞ്ഞ വര്‍ണ്ണശബളമായ ഡ്രെസ്സിനുള്ളില്‍ നിന്ന് കുടകളും പൂക്കളും പുറത്തെടുക്കുന്ന അദ്ദേഹം ഒരു ഇന്ദ്രജാലക്കാരനെ ഓര്‍മ്മിപ്പിച്ചു. അറബിക് പാട്ടിന്റെ താളത്തിനൊത്ത് ശരീരഭാഗങ്ങളിളക്കി ബെല്ലി ഡാന്‍സര്‍ നൃത്തമാടി. സദസ്സില്‍ നിന്ന് പലരും സ്റ്റേജില്‍ കയറി അവരെ അനുകരിച്ച് ചുവട് വെച്ചു. അവിടെ ഒരുക്കിയിരുന്ന ബാര്‍ബെക്യൂ ഡിന്നര്‍ വളരെ വിഭവസമൃദ്ധമായിരുന്നു.hummus [കടല കൊണ്ടുള്ള ഒരു തരം ചട്ട്ണി ]കണ്ട് ഇത് എന്താണെന്ന് സംശയത്തോടെ നോക്കിയ ഞങ്ങളോട് അറബിവേഷധാരിയായി ഭക്ഷണം വിളമ്പുന്ന ആള്‍ മലയാളത്തില്‍! പറഞ്ഞു-“ഇത് കടല അരച്ചുണ്ടാക്കിയതാണ്”.അവിടെ പല തരം കബാബുകളും,സാലഡുകളും,മറ്റു പലയിനവിഭവങ്ങളും ഒരുക്കിയിരുന്നു. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ഈ ഡെസ്സേര്‍ട്ട് സഫാരി. രാത്രി 10 മണിയോടെ ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. ഒട്ടകത്തിന്റെ മുകളിലുള്ള പേടിച്ചുള്ള ആ ഇരിപ്പ് അതെന്തായാലും കലക്കീ..ട്ടാ. ഇത്രയധികം ദുബ്ബായ് ബൂലോഗരെ കമഴ്ത്തിയടിച്ച് കൈയ്യടി വാങ്ങിയിരിക്കുന്നു ഇനി ലണ്ടൻ വഴിയൊന്നും യാത്ര ചെയ്ത് ഞങ്ങളുടെ കഞ്ഞിയിൽ ഉപ്പ് വാരിയിടുമോ എന്ന പേടിയിലാണിപ്പോൾ ബിലാത്തി ബൂലോഗർ കേട്ടൊ ജ്യോ മണല്‍ ഭൂമിയിലെ സവാരി മധുരമാക്കി. മണല്‍ ചിത്രങ്ങള്‍ വളരെ കൌതുകം തോന്നി. വിവരണങ്ങളും ചിത്രങ്ങളും നിറഞ്ഞപ്പോള്‍ ഞങ്ങളൊക്കെ പലപ്പോഴും കാനുന്നെന്കിലും അതിനേക്കാള്‍ ഭംഗി തോന്നി. മനോഹരമായ ചിത്രങ്ങള്‍ കൊണ്ടും വിശദമായ വിവരണം കൊണ്ടും പോസ്റ്റ്‌ ഉജ്വലമാക്കി വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും അത്ഭുത മുളവാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും .അഭിനന്ദനങ്ങള്‍ . ഒരു ആത്മബന്ധം ഈ ലേഖനത്തോടു തോന്നുന്നത് മറ്റൊന്നും കൊണ്ടല്ല. ആ കരാമ ലുലു സെന്ററും മറ്റും ഇല്ലേ. അത് ചുറ്റിപ്പറ്റിയാണ് എന്റെ 6 വര്‍ഷങ്ങള്‍ കഴിഞ്ഞത്. അതിന്റെ ചുറ്റുവട്ടവുമുള്ള എല്ലാ റസ്റ്റോറന്റുകളും വീടുപോലെ തന്നെയായിരുന്നു. പിന്നെ ഡസേര്‍ട്ട് സഫാരിയും മറ്റും ഒരു നല്ല സൗഹൃദ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് തിരിച്ചു വിളിച്ചു. ബ്ലോഗില്‍ ഇത്തരം ചിത്രങ്ങള്‍ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഫ്ലവര്‍വേസ് ചിത്രപ്പണി കലക്കി. ബെല്ലി ഡാന്‍സിന്റെ ചിത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം സൂപ്പര്‍. അടിപൊളി പോസ്റ്റ്. കാറ്റ് ഒരുക്കിയ കലാവിരുന്നും മറ്റു മണല്‍ ചിത്രങ്ങളും വീണ്ടും മരുഭൂമി കാണുവാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയില്‍ കാറ്റ് മണ്‍ കൂനകള്‍ സൃഷ്ടിക്കുകയും നിരപ്പാക്കുകയും അതൊടൊപ്പം ഇങ്ങനെയുള്ള ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നു. കാറ്റൊരുക്കുന്ന മരുഭൂമിയിലെ ചിത്രങ്ങൾ മനോഹരങ്ങൾ, പിന്നെയാ പൂക്കൂടകളും, മരുഭൂമിയിൽ മലർ വിരിയുകയോ എന്ന സിൽമാപ്പാട്ടു പോലെ, അഭിനന്ദനങ്ങൾ! ഇത്ര പുകഴ്ത്തിയാല്‍ ഞാന്‍ Burj Khalifa മുട്ടും-ഹിഹി ചെറുവാടി,-ലുലുവിനടുത്തുള്ള അപ്പക്കടൈ,കാലികറ്റ് പാരഗണ്‍,Anchapppar,Saravana Bhavan ഇതിലൊക്കെ ഞങ്ങള്‍ കയറി,അപ്പം,മീന്‍ കറി,മസാല ദോശ കഴിച്ചു.അഭിപ്രായത്തിന് നന്ദി. കുമാരന്‍-എന്ത്? കുമാരന് ബെല്ലി ഡാന്‍സറെ ഇഷ്ടപ്പെട്ടില്ലെന്നോ ആരവിടെ ഷിബു-എനിക്ക് പ്രശാന്തമായ മരുഭൂമി ഒരു പാട് ഇഷ്ടമായി.അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളെ കാണാനായില്ല എന്ന ദു:ഖം. ശ്രീനാഥന്‍,മരുഭൂമിയില്‍,മണലില്‍ കാറ്റ് ഉണ്ടാക്കിയ മണ്‍കൂനകളും,wavy linesഉം ഒക്കെ കാണാന്‍ എന്ത് ഭംഗിയാണെന്നോ. ഈ യാത്ര വളരെ ഇഷ്ട്ടപ്പെട്ടു .കാരണം ഓരോ യാത്രകളിലും ,ഫോട്ടോകള്‍ പ്രധാന ആകര്‍ഷണം ആണ് ഈ വിവരണത്തില്‍ ,ഈ ഫോട്ടോകളും എല്ലാം കൂടി വളരെ നന്നായി .കണ്ട സ്ഥലവും ആയിരുന്നാലും ,വേറെ ഫോട്ടോ കാണുമ്പോള്‍ അതിനും ഒരു പുതുമ . ''പുസ്തകതാളുകളില്‍ നിന്ന് അല്പനേരം മോചനം ആ ഫോട്ടോ എനിക്ക് വളരെ വളരെ ഇഷ്ട്ടപ്പെട്ടു .എന്‍റെ കുട്ടികള്‍ക്ക് ഇവിടെ മണ്ണില്‍ കളിയ്ക്കാന്‍ ഒരു അവസരം കിട്ടിയാല്‍ അവര്‍ അത് ശരിക്കും കൊണ്ടാടും . ഇനിയും ഒരുപാട് യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ ,ലണ്ടന്‍ വഴി വരുമ്പോള്‍ അറിയിക്കണം മരുഭൂമിയുടെ മനോഹാരിത നിങ്ങള്‍ ശരിക്കും കാണിച്ചുതന്നു അതുപോലെ ഫഌവര്‍വെയ്‌സിനുള്ളില്‍ മണല്‍കൊണ്ട് ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ മനോഹരമായിരിക്കുന്നു ടെക്‌നിക്ക് പഠിക്കാന്‍ പറ്റിയോ ഇതുവരെ കണ്ടിട്ടില്ല മരുഭൂമിയൊന്നും. ചിത്രങ്ങളിൽക്കൂടിയെങ്കിലും അതു കാണാൻ കഴിയുന്നുണ്ടല്ലോ! യു എ ഇ ക്കാരെ തറപറ്റിച്ച ഒരു പോസ്റ്റായല്ലൊ ഇത്,ജ്യോ!!പലപ്പോഴ്ഹും കണ്ടതാണെൻകിലും എന്തോ ഒരു പുതുമ ഈ ചിത്രങ്ങൾക്കും,വിവരണത്തിനുമുണ്ട്.അഭിനന്ദനങ്ങൾ ഹും ഞങ്ങടെ നാട്ടില്‍ വന്നു, ഞങ്ങള്‍ അറിയാതെ ചുറ്റി നടന്നു കണ്ടു, നല്ല കുറെ ഫോട്ടോയും, ചുളുവില്‍ ഒരു സുന്ദരമായ പോസ്റ്റും ഒപ്പിച്ചെടുത്തു മുങ്ങി അല്ലെ. കണ്ട വഴികള്‍, അല്ല, സ്ഥിരം കാണുന്ന വഴികളിലൂടെയുള്ള ഈ യാത്രാ വിവരണം നന്നായി. അഭിനന്ദനങ്ങള്‍. ചിത്രങ്ങളും വിവരണവും നന്നായി. കൂടെ നടന്ന് കണ്ട പ്രതീതി. മരുഭൂമിക്ക് ചിത്രത്തില്‍ കാണുന്ന ഭംഗി, ശരിക്ക് കാണുമ്പോള്‍ ഇല്ലെന്ന് ആണ് ഒരു ദിവാരേട്ടന്റെ ഒരു സീനിയര്‍ [അവിടെ പോയി വന്ന കക്ഷി] പറഞ്ഞത്. എന്തായാലും ചിത്രങ്ങളും, വിവരണവും നന്നായി. മരുഭൂമിയിലാണ് ജീവിക്കുന്നതെങ്കിലും മറ്റൊരാളുടെ കാഴ്ചകളിലൂടെയും വിവരണത്തിലൂടെയും അത് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഒരു സുഖമുണ്ട്. പതിവു പോലെ വിവരണവും ചിത്രങ്ങളും നന്നായി Siya-ശരിയാണ്-കുട്ടികള്‍ ഈ മരുഭൂമിയില്‍ ശരിക്കും ആഘോഷിക്കും. പ്രതിബന്ധങ്ങളില്ലാതെ നീണ്ടുകിടക്കുകയല്ലേ. Thalayambalath-നന്ദി.flower vaseല്‍ മണല്‍ ചിത്രങ്ങളുണ്ടാക്കാന്‍ ആ കലാകാരന്‍ ഒരു പാട് പ്രാക്ടീസ് ചെയ്തു കാണും-ശരിക്കും ബുദ്ധിമുട്ടുള്ള പണിയാണ്.എങ്ങിനെ ചെയ്യുന്നു എന്നതില്‍ അത്ഭുതം തോന്നുന്നു. Krishnakumar-യു എ ഇ യിലുള്ളവര്‍ക്ക് ഇതൊരു പുതുമയൊന്നുമല്ലെങ്കിലും ഒരിക്കലെങ്കിലും മരുഭൂമി കാണാന്‍ അവസരം ലഭിച്ച എനിക്ക് ഇതൊരു ദൃശ്യവിരുന്നായിരുന്നു. Sulfi-ഹും..എന്നതില്‍ ഒരു പ്രതിഷേധം പ്രതിഫലിക്കുന്നുവോ? നിങ്ങളെയൊക്കെ overtake ചെയ്ത് ഈയുള്ളവള്‍ ഈ പോസ്റ്റ് ഇട്ടതില്‍-ഹിഹി-അഭിപ്രായത്തിന് നന്ദി Divarettan-beauty is in the eye of the beholder-ദിവാരേട്ടന്റെ സീനിയര്‍ കക്ഷി ഒരു അരസികന്‍ ആവാം.മരുഭൂമിയുടെ ഭംഗി ഒന്ന് കണ്ടറിയേണ്ടതാണ്. അവിടെയൊക്കെ സഞ്ചരിച്ച പോലെ ഒരു തോന്നൽ ജ്യോ, പോസ്റ്റ്‌ കാണാനിത്തിരി വൈകി. മനോഹരമായ വിവരണവും ചിത്രങ്ങളും. അസ്സലായിട്ടുണ്. കാറ്റ് കളം വരച്ച മണ്ണിന്റെ കാന്‍വാസ് അതീവ മനോഹരം. ഈ ഫോട്ടോസ് ഷെയര്‍ ചെയ്തതിനു നന്ദി. ആശംസകള്‍. നന്നായിട്ടുണ്ട്. ഞാന്‍ മരുഭൂമിയൊന്നും നേരിട്ട് കണ്ടിട്ടില്ല. ഇത് നേരിട്ട് കണ്ടതുപോലെ തോന്നി ജ്യോ, വളരെ നന്നായിരിക്കുന്നു ഈ യാത്രാവിവരണം. ചിത്രങ്ങള്‍ എല്ലാം നല്ലത്. സാന്‍ഡ് ഡ്യൂണ്‍സ് നല്ല ഭംഗി. desert സഫാരി ശരിക്കും മനസ്സിലുടക്കി.ചിത്രങ്ങള്‍ fantastic ജൊ, നീയിവിടെ വന്നിരുന്നോ? ശ്ശൊ ഞാനറിയാതെ പോയി. മറ്റ് പല തിരക്കുകൾ കാരണം ബ്ലോഗ് വായന നടക്കുന്നില്ല. അതാ അറിയാതെ പോയത്. കരാമയും, ബുർജ് ഖലീഫയും, ഹബ്രയും, മണലാരുണ്യവും കണ്ട്മടങ്ങിയതിൽ സന്തോഷം. അബുദാബി: കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് യു.എ.ഇ ഉറപ്പ് നല്‍കിയെന്ന് മലയാളി വ്യവസായി പ്രമുഖന്‍ എം.എ യുസഫലി. ഇത് സംബന്ധിച്ച് യു.എ. ഇ കാബിനറ്റ് ,ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയുമായി കൂടികാഴ്ച നടത്തി. ഇതൊടെ വിവിധ സംഘടനകള്‍ക്കും ചാനലുകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും താല്‍ക്കാലികാശ്വാസമായി യുസഫലി എകദേശം 18 കോടി രൂപയാണ് പ്രഖ്യാപിച്ചത്. യു.എ. ഇ ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ നിധി യു.എ.ഇ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വഴി ഇത് ഇന്ത്യയില്‍ എത്തും .ആത്യന്തികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം എത്തുക എന്നും ഗള്‍ഫിലുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം അയക്കുന്നതാണ് ഉചിതമെന്നും യൂസുഫലി പറഞ്ഞു. താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. എങ്ങനെ നോക്കിയാലും ഒരു വര്‍ഷം 3,06,760 രൂപയില്‍ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വര്‍ഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതല്‍ പങ്ക് പലിശയിലേക്ക് പോകുന്നത്. ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സാധാരണക്കാരായ നികുതിദായകര്‍ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വര്‍ഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തില്‍ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. 30 വര്‍ഷം, 20 വര്‍ഷം, 15 വര്‍ഷം അല്ലെങ്കില്‍ 10 വര്‍ഷം എന്നിങ്ങനെ കാലയളവില്‍ പരമാവധി തുക ഒരാള്‍ വായ്പ എടുത്താല്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പലിശയിനത്തില്‍ വാര്‍ഷിക അടവ് എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇതോടൊപ്പമുള്ള പട്ടികയില്‍. എങ്ങനെ നോക്കിയാലും ഒരു വര്‍ഷം 3,06,760 രൂപയില്‍ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വര്‍ഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതല്‍ പങ്ക് പലിശയിലേക്ക് പോകുന്നത്. കാലാവധി 30 വര്‍ഷം 20 വര്‍ഷം 15 വര്‍ഷം 10 വര്‍ഷം അതായത്, ഇന്ത്യയിലെ ഒരു നികുതിദായകനു പോലും ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരാനുകൂല്യമാണ് 15 വര്‍ഷം കൊണ്ട് ഏഴു ലക്ഷം രൂപ ലാഭിക്കാമെന്നു കൊട്ടിഘോഷിച്ച് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്. 2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയില്‍ പെടുത്തിയാണ് ഈ ഇളവ് നല്‍കുന്നതെങ്കിലും 45 ലക്ഷം എന്ന പരിധി െവച്ചതിനാല്‍ അധികമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഭവനവായ്പ പലിശയുടെ പരിധി 45 ലക്ഷം രൂപയാക്കി നിജപ്പെടുത്താതിരുന്നാല്‍ ഈ പിഴവ് പരിഹരിക്കാവുന്നതാണ്. ഭവന വായ്പക്ക് എക്കാലത്തെയും കുറഞ്ഞ പലിശ പ്രഖ്യാപിച്ച് ബാങ്കുകൾ: വിശദാംശങ്ങൾ അറിയാം ഉത്സവസീസണിൽ ഭവനവായ്പക്ക് ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിൽ ബാങ്കുകൾ പലിശനിരക്ക് ഭവന വായ്പ ലഭിച്ചില്ലേ? ഇതാ സര്‍ക്കാരിന്റെ പ്രത്യേക നിധി ഭവന, വാഹന വായ്പകളുടെ ഇ എം ഐ നിരക്കുകൾ കുറയ്ക്കും- ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഭവന വായ്പ: കുറവ് പലിശ ഈടാക്കുന്ന ബാങ്കുകള്‍ ഏതൊക്കെ? വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഭവന വായ്പക്ക് എക്കാലത്തെയും കുറഞ്ഞ പലിശ പ്രഖ്യാപിച്ച് ബാങ്കുകൾ: വിശദാംശങ്ങൾ അറിയാം ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താൻ പത്ത് കല്പനകൾ വ്യക്തികൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പ ക്രമീകരിക്കാൻ വീണ്ടുംഅവസരം താഴ്ന്ന നിരക്കില്‍ ഭവനവായ്പ എടുക്കും മുമ്പ്‌ അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധയിടങ്ങളിൽ നിന്ന് ട്രാക്ടർ റാലിയിൽ പങ്കെടുക്കാനെത്തിയ കർഷകരെയാണ് ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ശേഷം കാണാതായത്. പഞ്ചാബിലെ താത്താരിവാല ഗ്രാമത്തിൽ നിന്നുള്ള പന്ത്രണ്ട് കർഷകരെ കാണാതായതായി ജനുവരി 26ന് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പഞ്ചാബ് ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ എന്ന സന്നദ്ധ സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവരില്‍ പലരും പോലീസ് കസ്റ്റഡയിലാണെന്ന് സംശയിക്കുന്നതായി സംഘടന ഭാരവാഹികള്‍ പറയുന്നു. പോലീസ് കസ്റ്റഡിയിലെടുക്കുന്ന പ്രതിക്ഷേധക്കാരെ പോലീസ് സ്റ്റേഷനില്‍ നിന്ന് നേരിട്ട് മജിസ്ട്രേറ്റിന് മുന്പില്‍ ഹാജരാക്കി നേരെ ജയിലിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഇവരെ അറസ്റ്റ് ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കുവാന്‍ പോലീസ് തയ്യാറാകുകയോ അറസ്റ്റ് ചെയ്യപ്പെട്ടവരെ അതിന് അനുവദിക്കുകയോ ചെയ്യുന്നില്ല. എല്ലാ മാനുഷിക മൂല്യങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ അവകാശങ്ങളും ലേഘിച്ചുകൊണ്ട് നടത്തുന്ന് പോലീസ് നടപടികളാണ് ഇത്രയും പേര്‍ അപ്രത്യക്ഷരായതിനു പിന്നിലെന്ന് സംശയിക്കുന്നു. ← കര്‍ഷകരുടെ ഐതിഹാസിക പ്രതിക്ഷേധം ഇന്ന്. റിപ്പബ്ലിക്‍ ദിനത്തില്‍ ഇന്ദ്രപ്രസ്ഥം കര്‍ഷക റിപ്പബ്ലിക്‍ ആയി മാറും. സംസ്ഥാനത്ത് പൾസ് പോളിയൊ വിതരണം നാളെ. → മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും മുസ്ലീം മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്ക് ബാങ്കിൻറെ പുനരാവിഷ്കരണത്തിനുശേഷം, മോഡിയുടെ മറ്റൊരു വലിയ നീക്കം ജിഎസ് ടി നിരക്കില്‍ വന്‍ അഴിച്ചുപണി ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ലേലം ചെയ്തു സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാൻ പൊതു താല്പര്യ ഹർജി 2003 ലെ തിരുവോണനാളില്‍ ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയായ ബാംഗളൂരില്‍നിന്ന് പ്രതിമാസ വാര്‍ത്താപത്രികയായി പ്രവാസഭൂമി പ്രസദ്ധീകരണമാരംഭിച്ചു. ഒരു സ്ലിപ്പ് റിംഗ് സിസ്റ്റത്തിൽ ഉയർന്ന കറന്റ്/ പവർ അനിയന്ത്രിതമായി കൈമാറ്റം ചെയ്യുന്നതിന്, ഞങ്ങൾക്ക് പരമ്പരാഗത കാർബൺ ബ്രഷ് കോൺടാക്റ്റ് സാങ്കേതികവിദ്യ, നൂതന മൾട്ടിപ്പിൾ-പോയിന്റ് ഫൈബർ ബ്രഷ് കോൺടാക്റ്റ് ടെക്നോളജി, മെർക്കുറി കോൺടാക്റ്റ് ടെക്നോളജി എന്നിവ ലഭ്യമാണ്. ഒരൊറ്റ ചാനൽ 500A വരെ കറന്റും 10,000V വരെ വോൾട്ടേജും റേറ്റുചെയ്തു. കൂടാതെ, ഇലക്ട്രിക്കൽ സ്ലിപ്പ് വളയങ്ങളുടെ പരിപാലന രഹിത ആവശ്യകതകളുള്ള ചെറിയ അളവുകൾ, ഉയർന്ന കറന്റ് ലോഡിംഗ്, ദീർഘായുസ്സ് എന്നിവ നേടുന്നതിന് ഞങ്ങൾക്ക് റോളിംഗ്-റിംഗ് കോൺടാക്റ്റ് സാങ്കേതികവിദ്യയുണ്ട്. Channel ഓരോ ചാനലിനും 500A വരെ റേറ്റുചെയ്ത കറന്റ്, 10,000V വരെ വോൾട്ടേജ് റേറ്റുചെയ്തു കാർബൺ ബ്രഷ്, മെർക്കുറി, ഫൈബർ ബ്രഷ്, റോളിംഗ്-റിംഗ് കോൺടാക്റ്റ് ടെക്നോളജി ഓപ്ഷണൽ R 10,000rpm വരെ പരമാവധി പ്രവർത്തന വേഗത 500 പരമാവധി ചാനലുകൾ 500 ചാനലുകൾ വരെ Signal സിഗ്നൽ സ്ലിപ്പ് റിംഗ്, FORJ, ഗ്യാസ്/ലിക്വിഡ് റോട്ടറി ജോയിന്റ് എന്നിവയുമായി സംയോജിപ്പിക്കാൻ കഴിയും ഇഥർകാറ്റ്, സിസി-ലിങ്ക്, കാനോപൻ, കൺട്രോൾനെറ്റ്, ഡിവൈസ്നെറ്റ്, കാൻബസ്, ഇന്റർബസ്, പ്രൊഫൈബസ്, ആർഎസ് 232, ആർഎസ് 485, ഫാസ്റ്റ് ഇഥർനെറ്റ് തുടങ്ങിയ വ്യാവസായിക ഓട്ടോമേഷനിലും സൈനിക ആപ്ലിക്കേഷനുകളിലും വിവിധ തരത്തിലുള്ള ആശയവിനിമയ പ്രോട്ടോക്കോളുകൾ കൈമാറാൻ ഒരു മൾട്ടി-ചാനൽ ഇലക്ട്രിക്കൽ സ്ലിപ്പ് റിംഗ് പലപ്പോഴും ആവശ്യമാണ്. കൂടാതെ ഫാസ്റ്റ് USB. വ്യത്യസ്ത ആശയവിനിമയ പ്രോട്ടോക്കോളുകൾക്കായി, ഓരോ തരം പ്രോട്ടോക്കോളിന്റെയും സ്ഥിരമായ സംപ്രേഷണം ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രത്യേക മൊഡ്യൂൾ ഡിസൈൻ സ്വീകരിക്കുന്നു, മറ്റ് പ്രോട്ടോക്കോളുകളും അതേ സ്ലിപ്പ് റിംഗിന്റെ ശക്തിയും തടസ്സപ്പെടുത്തരുത്. 500Mbit/s വേഗത വരെയുള്ള അതിവേഗ ഡിജിറ്റൽ സിഗ്നൽ മൊഡ്യൂൾ, ഞങ്ങളുടെ എല്ലാ സ്റ്റാൻഡേർഡ്, കസ്റ്റം ഡിസൈൻ ചെയ്ത സ്ലിപ്പ് റിംഗുകളും വ്യത്യസ്ത ആപ്ലിക്കേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ ആശയവിനിമയ മൊഡ്യൂളുകളുമായി സംയോജിപ്പിക്കാൻ കഴിയും. M ഡിജിറ്റൽ സിഗ്നൽ ട്രാൻസ്ഫർ വേഗത 500Mbit/s വരെ Points ഒന്നിലധികം പോയിന്റുകൾ ഫൈബർ ബ്രഷ് കോൺടാക്റ്റ് സാങ്കേതികവിദ്യ Signal ദൃ configമായ കോൺഫിഗറേഷൻ സിഗ്നൽ ട്രാൻസ്മിഷന്റെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു F FORJ, RF റോട്ടറി ജോയിന്റ്, ഹൈഡ്രോളിക് അല്ലെങ്കിൽ ന്യൂമാറ്റിക് റോട്ടറി ജോയിന്റ് എന്നിവയുമായി സംയോജിപ്പിക്കുക എല്ലാത്തരം സിഗ്നൽ ചികിത്സകളിലും ഞങ്ങൾ അനുഭവപരിചയമുള്ളവരാണ്, പ്രത്യേകിച്ചും എൻകോഡർ സിഗ്നൽ, തെർമോകപ്പിൾ സിഗ്നൽ, 3D ആക്സിലറേഷൻ സിഗ്നൽ, താപനില സെൻസർ സിഗ്നൽ, PT100 സിഗ്നൽ, സ്ട്രെയിൻ സിഗ്നൽ തുടങ്ങിയ ചില പ്രത്യേക സിഗ്നലുകൾക്ക്. കുറഞ്ഞ സിഗ്നൽ നഷ്ടവും ഇടപെടലും ഉറപ്പാക്കാൻ ഞങ്ങൾ പ്രത്യേക മൊഡ്യൂൾ ഡിസൈൻ ഉപയോഗിക്കുന്നു, സ്ലിപ്പ് റിംഗ് പോലും അതിവേഗ പ്രവർത്തനത്തിലോ ഇഎംഐ പരിതസ്ഥിതിയിലോ ആണ്. M 500MHz വരെ സിഗ്നൽ ട്രാൻസ്ഫർ ആവൃത്തി Absolu കേവലവും ഇൻക്രിമെന്റൽ എൻകോഡർ സിഗ്നലുകളും കൈമാറാനുള്ള കഴിവ് Signal മൊഡ്യൂൾ ഡിസൈൻ കുറഞ്ഞ സിഗ്നൽ നഷ്ടവും ഇടപെടലും ഉറപ്പാക്കുന്നു Speed അതുല്യമായ ഡിസൈൻ ഉയർന്ന സ്പീഡ് ഓപ്പറേറ്റിംഗിലോ ഇഎംഐ പരിതസ്ഥിതിയിലോ സിഗ്നലിന്റെ സ്ഥിരമായ ട്രാൻസ്മിഷൻ അനുവദിക്കുന്നു F FORJ, RF റോട്ടറി ജോയിന്റ്, ഹൈഡ്രോളിക് അല്ലെങ്കിൽ ന്യൂമാറ്റിക് റോട്ടറി ജോയിന്റ് എന്നിവയുമായി സംയോജിപ്പിക്കുക സാധാരണ വ്യാവസായിക സ്ലിപ്പ് വളയങ്ങൾ കൂടാതെ, പ്രത്യേക പരിതസ്ഥിതിക്കായി ഞങ്ങൾ കസ്റ്റമൈസ്ഡ് ഹൈ പെർഫോമൻസ് സ്ലിപ്പ് റിംഗുകളും നൽകുന്നു, ഉദാഹരണത്തിന് എണ്ണപ്പാടത്തിനായുള്ള ഹൈ സ്പീഡ് ഹൈ ടെമ്പറേച്ചർ ഡൗൺഹോൾ സ്ലിപ്പ് വളയങ്ങൾ, മൈനിംഗ് മെഷിനറികൾക്കും പൊടി-പ്രൂഫ് സ്ലിപ്പ് റിംഗുകൾ വ്യാവസായിക മലിനജല സംസ്കരണം. സാങ്കേതികമായി, ഞങ്ങളുടെ സ്ലിപ്പ് റിംഗുകളുടെ പരമാവധി പ്രവർത്തന വേഗത 20,000rpm വരെ, സെൻട്രൽ ടു ഹോൾ വ്യാസമുള്ള വലുപ്പം 20,00mm വരെ, 500 വഴികൾ വരെ, ഡിജിറ്റൽ സിഗ്നൽ ട്രാൻസ്ഫർ വേഗത 10G ബിറ്റ്/സെ, താപനില 500 C വരെ, സീലിംഗ് വരെ IP68 4Mpa. R ശക്തമായ ആർ ഡി ശേഷി ഉയർന്ന നിലവാരവും ചെലവും ഫലപ്രദമായ ROV സ്ലിപ്പ് റിംഗുകൾ AOOD പതിറ്റാണ്ടുകളായി ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ROV സ്ലിപ്പ് വളയങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്റ്റാൻഡേർഡ് ROV സ്ലിപ്പ് വളയങ്ങൾ ഞങ്ങൾ സ്ഥിരമായി മെച്ചപ്പെടുത്തുകയും ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ആർ‌ഒ‌വി സ്ലിപ്പ് റിംഗ് പരിഹാരങ്ങളിൽ ഇലക്ട്രിക്കൽ സ്ലിപ്പ് വളയങ്ങൾ, ഫോർജുകൾ, ഫ്ലൂയിഡ് റോട്ടറി സന്ധികൾ/ സ്വിവലുകൾ അല്ലെങ്കിൽ ഇലക്ട്രിക്കൽ, ഒപ്റ്റിക്കൽ, ഫ്ലൂയിഡ് എന്നിവയുടെ സംയോജനങ്ങൾ ഉൾപ്പെടുന്നു nbs ഒരു സ്ലിപ്പ് റിംഗിന്റെ പ്രവർത്തന ജീവിതത്തെ ബാധിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങൾ സ്റ്റേഷനറിയിൽ നിന്ന് കറങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് വൈദ്യുത കണക്ഷൻ നൽകാൻ ഉപയോഗിക്കുന്ന ഒരു റോട്ടറി ജോയിന്റാണ് സ്ലിപ്പ് റിംഗ്, ഇതിന് മെക്കാനിക്കൽ പ്രകടനം മെച്ചപ്പെടുത്താനും സിസ്റ്റം പ്രവർത്തനം ലളിതമാക്കാനും ചലിക്കുന്ന സന്ധികളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന കേടുപാടുകൾ സംഭവിക്കുന്ന വയറുകൾ ഇല്ലാതാക്കാനും കഴിയും. മൊബൈൽ ഏരിയൽ ക്യാമറ സംവിധാനങ്ങൾ, റോബോട്ടിക് ആയുധങ്ങൾ, സെമി കണ്ടക്ടർമാർ, കറങ്ങുന്ന ടാബ് എന്നിവയിൽ സ്ലിപ്പ് റിംഗുകൾ വ്യാപകമായി ഉപയോഗിക്കുന്നു കോംപാക്റ്റ് കാപ്സ്യൂൾ സ്ലിപ്പ് റിംഗുകളുടെ വിശാലമായ ആപ്ലിക്കേഷനുകൾ ഒരു സ്ലിപ്പ് റിംഗ് എന്താണ്? ഒരു നിശ്ചല പ്ലാറ്റ്ഫോമിൽ നിന്ന് കറങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് വൈദ്യുതി, സിഗ്നൽ, ഡാറ്റ അല്ലെങ്കിൽ മീഡിയ കൈമാറ്റം ചെയ്യുമ്പോൾ 360 ഡിഗ്രി പരിധിയില്ലാത്ത ഭ്രമണം അനുവദിക്കുന്ന ഒരു ഇലക്ട്രോമെക്കാനിക്കൽ ഉപകരണമാണ് സ്ലിപ്പ് റിംഗ്, ഇത് നിരവധി ചലന നിയന്ത്രണ സംവിധാനങ്ങൾക്ക് ഒരു പ്രധാന റോട്ടറി ജോയിന്റ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഇന്റർഫേസ് ആണ്. കോം‌പാക്റ്റ് കാപ്സ്യൂൾ സ്ലിപ്പ് റിംഗുകൾക്ക് സാധാരണയായി ഒരു ഫ്ലാ ഉണ്ട് കിട്ടാതിരുന്ന ധനം ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. വീട്ടമ്മമാർക്ക്‌ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങളും നേട്ടങ്ങളും ഉണ്ടാകും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും. വൈദ്യശാസ്‌ത്രരംഗത്തുള്ളവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും, കുടുംബസുഖം, സന്താനസുഖം, ശയനസുഖം, ആഢംബരവസ്‌തുക്കളുടെ ലാഭം ഇവ പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും ഗവേഷണകര്‍ക്കും ശാസ്ത്രസാങ്കേതികരംഗങ്ങളിലും ഉള്ളവര്‍ക്കും നല്ല അഭിവൃദ്ധിയുണ്ടാകും. സംയുക്തമായിനടത്തുന്ന വ്യാപാരവ്യവസായങ്ങളില്‍ നിന്നും പിന്മാറും. സഹജമായ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രക്ക് ശ്രമിക്കും യാത്ര സഫലമകും അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും. സുഹൃത് ബന്ധങ്ങള്, പ്രേമബന്ധങ്ങള്‍ ഇവയില്‍ വിജയിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനത്തില്‍ കാര്യവിജയം നേടും. ഏറ്റെടുത്ത പ്രവൃത്തികള്‍, വാഗ്ദാനങ്ങള്‍ തുടങ്ങിയവ പ്രാവര്‍ത്തികമാകും. മാതാപിതാകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കും. അനാരോഗ്യ പ്രശ്നങ്ങള്‍ ജോലിക്ക് തടസ്സം ഉണ്ടാക്കും ദാമ്പത്യസൗഖ്യവും കുടുംബസൗഖ്യവും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധ ആവശ്യമായി വരും. അധിക ചിലവുകള്‍ മൂലം കടം വന്നു ചേരും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. കര്‍മ്മരംഗങ്ങളില്‍ ക്രമാനുഗമമായ പുരോഗതി ഉണ്ടാകും സ്ഥാനമാനങ്ങള്‍ ലഭിക്കും. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് മുന്നേറ്റം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും അനുഭവമാകും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകും. പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കും. കരാര്‍ ഇടപാടുകാര്‍ക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസ്സായി കിട്ടും. നിര്‍മ്മാണതൊഴിലാളികള്‍ക്ക് അധികവരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചെയ്യാന്‍ പാടില്ലാത്തതു ചെയ്യും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഭാഗ്യാനുഭവങ്ങള്‍ പലതും ഉണ്ടാകും. പ്രതീക്ഷിക്കാതെ ധനം വന്നു ചേരും. താത്ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്ക് അത് സ്ഥിരമായി കിട്ടും. മേലധികാരികളില്‍ നിന്ന് നല്ല സഹായങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തുടങ്ങും ഏജന്‍സി വ്യാപാരം നറ്റത്തുന്നവര്‍ക്ക് കാലം അനുകൂലമാണ് വിദേശത്തുള്ളവര്‍ ഗൃഹത്തില്‍ വന്നു ചേരും തൊഴില്‍ രംഗത്ത് പുരോഗതിയും അധിക വരുമാനവും ഉണ്ടാകും. സഹോദരസഹായം ലഭിക്കും. അശ്രദ്ധ മൂലം അപകടങ്ങള്‍ ഉണ്ടാകും. ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും ഊഹക്കച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും ലാഭം ഉണ്ടാകും. നിര്‍ത്തി വച്ചിരുന്ന കാര്യങ്ങള്‍ തുടര്‍ന്ന് നടത്തി വിജയിക്കും. കാര്യ തടസവും ബന്ധുക്കളില്‍ നിന്ന് വിഷമങ്ങളും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. പരീക്ഷകളിലും ടെസ്റ്റുകളിലും പരാജയം അനുഭവപ്പെടും. വാഹനയാത്രകള്‍ ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കേണ്ടി വരും. ഷെയര്‍ വ്യാപാരത്തിലും ഊഹക്കച്ചവടത്തിലും ലാഭം ഉണ്ടാകും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ലക്ഷ്യബോധമില്ലാതെ യാത്രകള്‍ ചെയ്യും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും വീട് മോടി പിടിപ്പിക്കും. അലങ്കാര സുഗന്ധ പദാര്‍ത്ഥങ്ങളോട് താത്പര്യം വര്‍ദ്ധിക്കും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസ്സുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രതീക്ഷിച്ചപോലെ വ്യാപാരം നടക്കാതെ വരും. സാമൂഹികരാഷ്ട്രീയ രംഗങ്ങളില്‍ ഉള്ളവര്‍ വിമര്‍ശിക്കപ്പെടും. സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും വ്യവസായത്തിലും വ്യാപാരത്തിലും ഉള്ളവര്‍ക്ക് മെച്ചപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകും. പൊതുസേവന രംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശസ്തി പത്രങ്ങളും ലഭിക്കാനും, ജനസ്വാധീനം വര്‍ദ്ധിക്കാനും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെയ്ക്കാനും യോഗം ഉണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷന്‍ ടെസ്റ്റുകളില്‍ വിജയിക്കും. വിട്ടുവീഴ്ച്ചക്കു തയ്യാറാകാത്ത മനസ്ഥിതിമൂലം ദുഃഖിക്കേണ്ടിവരും. ഉദരരോഗങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഷെയര്‍ വ്യാപാരത്തില്‍ നഷ്ടം വരും വാഹനങ്ങള്‍ മൂലം നഷ്ടം സംഭവിക്കും. വ്യാപാരവ്യവസായരംഗത്ത് മന്ദത അനുഭവപ്പെടും. നികുതി ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഉപദ്രവം ഉണ്ടാകും. പ്രേമനൈരാശ്യം ഉണ്ടാകും. മാധ്യമപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മങ്ങലേല്‍ക്കും. പുണ്യക്ഷേത്രദര്‍ശനത്തിന് ഇടവരും സല്‍ക്കീര്‍ത്തിസ്ഥാനമാനങ്ങളും ലഭിക്കും. മത്സരപ്പരീക്ഷകളില്‍ വിജയിക്കും. രാഷ്ടീയ നേതാക്കാന്മാര്‍ കൂടുതല്‍ ശോഭിക്കും. ഭൂമി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കും. ഭാഗ്യക്കുറി, ചിട്ടി, മുതലായവ വീണു കിട്ടും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. ആത്മസംതൃപ്തിനേടും. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങളുണ്ടാകും കുടുംബസുഖവും ധനധാന്യങ്ങളുടെ ലാഭവും പ്രതീക്ഷിക്കാം. വീടു നിര്‍മ്മാണത്തിനുള്ള തടസ്സം മാറിക്കിട്ടും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ആരോഗ്യ നില മെച്ചപ്പെടും. മന: സന്തോഷവും സുഖകരമായ അനുഭവങ്ങളും ഉണ്ടാകും. അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം ഉണ്ടാകും. ഹൃദ്രോഗികള്‍, ശ്വാസകോശരോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഇടവരും. അധിക ചിലവും അനാവശ്യ ചിലവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിള നാശവും കൃഷി നാശവും ഉണ്ടാകും ജോലിയില്ലാത്തവര്‍ക്ക് ജോലി ലഭിക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും. ശത്രുശല്യങ്ങള് ‍പരിഹരിക്കും. കേസുകളില്‍ അനുകൂലമായ തീര്‍പ്പ് കല്‍പ്പിക്കപ്പെടും. ഒന്നിലധികം കാര്യങ്ങളില്‍ വ്യാപരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പോലീസ് മേധാവികള്‍ ഇവര്‍ക്ക് സ്ഥാനചലനം ഉണ്ടാകും. നിത്യകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടാകും കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. സാമ്പത്തിക നേട്ടം ഉദ്ദേശിച്ചു ചെയ്യുന്ന കാര്യങ്ങള്‍ കടബാദ്ധ്യത വരുത്തി വയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. അയല്‍ക്കാരുമായി കലഹിക്കാനുള്ള വാസനയുണ്ടാകും വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്രസാമഗ്രികളോ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. ജോലി സ്ഥലത്ത് മാറ്റങ്ങള്‍ വരും, കലാകാരന്മാര്‍ മത്സരങ്ങളില്‍ വിജയം നേടാന്‍ വിഷമിക്കും. രാഷ്ട്രീയനേതാക്കന്മാര്‍ വിമര്‍ശിക്കപ്പെടും. പിതൃജനങ്ങളുമാ‍യി കലഹിക്കും രഹസ്യങ്ങള്‍ പരസ്യമാകും. ഔദ്യോഗികരംഗത്ത് പ്രതീക്ഷിക്കാത്ത പരിവര്‍ത്തനങ്ങള്‍ വന്നു ചേരും. പഴയ വാഹനങ്ങള്‍ വിറ്റ് പുതിയവ വാങ്ങും. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും വിമര്‍ശനങ്ങളുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും മുടങ്ങികിടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം നേരിടും ഹൃദ്രോഗികള്‍ ശ്വാസകോശരോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ഛിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും ഇടവരും. അധിക ചിലവും അനാവശ്യചിലവും ഉണ്ടാകും. കൃഷിക്കാര്‍ക്ക് വിളനാശവും നഷ്ടകഷ്ടങ്ങളും ഉണ്ടാകും. വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. ത്രിപുര തിരഞ്ഞെടുപ്പ് 2018: സി.പി.ഐ (എം) ഭരണത്തിന്റെ അന്ത്യം പ്രവചിക്കുന്നു. ന്യൂസ് സ്: ജാൻ കി ബാത് നടത്തിയ അഭിപ്രായ സർവ്വേ പ്രകാരം ത്രിപുരയിലെ സി.പി.ഐ എം) ന്റെ രണ്ടു ദശാബ്ദക്കാലത്തെ ഭരണത്തിന്റെ അന്ത്യം കുറിക്കാൻ പോകുകയാണ് ഫെബ്രുവരി 18 ന്റെ വോട്ടെടുപ്പ്. ബിജെപി-ഐഎഫ്എഫ്ടി സഖ്യത്തിന് വേണ്ടിയുള്ള അഭിപ്രായ വോട്ടെടുപ്പ് വിജയിച്ചു. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിൽ 31-37 വരെ ത്രിപുരയിലെ ബിജെപി-ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് (തൃണുറ) മുന്നിലെത്തുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ്. സിപിഐ എം 23-29 സീറ്റുകൾ നേടുമെങ്കിലും കോൺഗ്രസും മറ്റ് പാർട്ടികളും സംസ്ഥാനത്ത് ഒറ്റ സീറ്റ് നേടാൻ സാധ്യതയില്ല. ദരീപ് മണ്ഡലത്തിൽ ഇരുപത് വർഷക്കാലം അധികാരത്തിൽ തുടരുന്ന ഏറ്റവും ദരിദ്രരായ മുഖ്യമന്ത്രി എന്നറിയപ്പെടുന്ന മാണിക് സർകറിർ സർവേയിൽ പറയുന്നു. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 18 ന് നടക്കും. മാർച്ച് 3 ന് നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ നടക്കും. 20 വനിതകളടക്കം 297 സ്ഥാനാർഥികൾ മത്സരിക്കും. ബോബി ചെമ്മണ്ണൂർ ജയിലിലോ തടവറയിൽ സഹതടവുകാർക്കൊപ്പം ബോബി ചിത്രങ്ങൾ വാട്സാപ്പിൽ , മദ്യപിച്ച്‌ അബോധാവസ്ഥയിലായ യുവതികളെ പുറത്തുതള്ളി; റെസ്‌റ്റോന്റിന് പിഴ ബിസിനസ് എന്ന വിദ്യാഭ്യാസം ലക്ഷങ്ങള്‍ കോഴ വാങ്ങി അധ്യാപകനിയമനം ;അതിനു വേണ്ടി വ്യാജ ഐഡികാർഡ് കാണിച്ചു ഇല്ലാത്ത വിദ്യാത്ഥികൾ ;കേരളത്തിലെ 70 എയ്‌ഡഡ്‌ സ്‌കൂളുകള്‍ പ്രതിക്കൂട്ടിൽ ; കെജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹാസ ചുമ; ബി ജെ പി പ്രവര്‍ത്തരെ പരസ്യമായി ശാസിച്ച്‌ ഗഡ്കരി ഇന്ധന വിലവർധന ജനങ്ങളെ ബിജെപിയിൽ നിന്ന്‌ അകറ്റി; കേരളത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പാർട്ടിവിട്ടെന്ന്‌ പി പി മുകുന്ദൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി ‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം ചെറുവറ്റ: കണ്ണാറമ്പത്ത് പരേതനായ മൊയ്‌തുവിൻെറ ഭാര്യ (64) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ല, മൊയ്‌തീൻ കോയ (റിയാദ് മറിയം, ആയിഷ, ഹസീന, മൈമൂന. മരുമക്കൾ: ഹസൻകോയ, അസൈനാർ, അബ്ദുസ്സമദ്, മുസ്തഫ, സറീന, റസീന. സർവകലാശാലക്ക് മുന്നിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ സത്യഗ്രഹമിരുന്നു ബ്രിട്ടീഷ് പൗണ്ട് ജപ്പാനീസ് യെന്നിലേക്ക് (GBP/JPY) പരിവർത്തനം ചെയ്യുക ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയ നിരക്ക് ചരിത്രം GBP/JPY കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക JPY/GBP കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക ബ്രിട്ടീഷ് പൗണ്ട്,ജപ്പാനീസ് യെൻ ഇവയുടെ പരിവർത്തനങ്ങൾ CFA BCEAO ഫ്രാങ്ക് (XOF)CFA BEAC ഫ്രാങ്ക് (XAF)CFP ഫ്രാങ്ക് (XPF)അംഗോളൻ ‍ക്വാൻസ (AOA)അർജൻറീൻ പെസോ (ARS)അർമേനിയൻ ഡ്രാം (AMD)അൽബേനിയൻ ലെക് (ALL)അൾജീരിയൻ ദിനാർ (DZD)അസർബൈജാനി മനത് (AZN)ഇന്തോനേഷ്യൻ റുപിയ (IDR)ഇന്ത്യൻ രൂപ (INR)ഇറാഖി ദിനാർ (IQD)ഇറാനിയൻ റിയാൽ (IRR)ഇസ്രായേലി ന്യൂ ഷെക്കെൽ (ILS)ഈജിപ്‌ഷ്യൻ പൗണ്ട് (EGP)ഉക്രേനിയൻ ഹ്രിവ്‌നിയ (UAH)ഉഗാണ്ടൻ ഷില്ലിംഗ് (UGX)ഉറുഗ്വേയൻ പെസോ (UYU)ഉസ്‌ബെക്കിസ്ഥാൻ സോം (UZS)എത്യോപ്യൻ ബിർ (ETB)ഐസ്‌ലാൻഡിക് ക്രോണ (ISK)ഒമാനി റിയാൽ (OMR)ഓസ്ട്രേലിയൻ ഡോളർ (AUD)കംബോഡിയൻ റീൽ (KHR)കനേഡിയൻ ഡോളർ (CAD)കസാക്കിസ്ഥാൻ ടെംഗെ (KZT)കിർഗിസ്സ്ഥാനി സോം (KGS)കിഴക്കൻ കരീബിയൻ ഡോളർ (XCD)കുവൈറ്റി ദിനാർ (KWD)കെനിയൻ ഷില്ലിംഗ് (KES)കേപ് വെർദിയൻ എസ്‌ക്യുഡോ (CVE)കേമാൻ ഐലൻഡ്‌സ് ഡോളർ (KYD)കൊറിയൻ വോൺ (KRW)കൊളംബിയൻ പെസോ (COP)കോസ്റ്റാ റിക്കൻ കോളൻ (CRC)ക്യൂബൻ പെസോ (CUP)ക്രൊയേഷൻ ക്യുന (HRK)ഖത്തർ റിയാൽ (QAR)ഗാംബിയൻ ദലാസി (GMD)ഗിനിയൻ ഫ്രാങ്ക് (GNF)ഗ്വാട്ടിമാലൻ ക്വെറ്റ്‌സൽ (GTQ)ഘാനയൻ സേഡി (GHS)ചിലിയൻ പെസോ (CLP)ചെക്ക് റിപ്പബ്ലിക് കൊരുണ (CZK)ചൈനീസ് യുവാൻ (CNY)ജപ്പാനീസ് യെൻ (JPY)ജമൈക്കൻ ഡോളർ (JMD)ജോർജ്ജിയൻ ലറി (GEL)ജോർദ്ദാനിയൻ ദിനാർ (JOD)ടർക്കിഷ് ലിറ (TRY)ടാൻസാനിയൻ ഷില്ലിംഗ് (TZS)ടുണീഷ്യൻ ദിനാർ (TND)ട്രിനിഡാഡ് അന്റ് ടുബാഗോ ഡോളർ (TTD)ഡാനിഷ് ക്രോണെ (DKK)ഡൊമിനിക്കൻ പെസോ (DOP)തായ് ബട്ട് (THB)തുർക്ക്‌മെനിസ്ഥാനി മനത് (TMT)ദക്ഷിണാഫ്രിക്കൻ റാൻഡ് (ZAR)ദിജിബൗട്ടിയൻ ഫ്രാങ്ക് (DJF)നമീബിയൻ ഡോളർ (NAD)നിക്കരാഗ്വൻ കോർഡോബ (NIO)നെതർലാൻഡ്‌സ് ആന്റിലൻ ഗിൽഡർ (ANG)നേപ്പാളീസ് റുപ്പീ (NPR)നൈജീരിയൻ നൈറ (NGN)നോർവീജിയൻ ക്രോണെ (NOK)ന്യൂ തായ്‌വാൻ ഡോളർ (TWD)ന്യൂസിലാന്റ് ഡോളർ (NZD)പനാമനിയൻ ബാൽബോവ (PAB)പരാഗ്വേയൻ ഗ്വരനീ (PYG)പാക്കിസ്ഥാനി റുപ്പീ (PKR)പെറുവിയൻ ന്യൂവോ സോൾ (PEN)പോളിഷ് സ്ലോട്ടി (PLN)ഫിജിയൻ ഡോളർ (FJD)ഫിലിപ്പീനി പെസോ (PHP)ബംഗ്ലാദേശി ടാക്ക (BDT)ബറുണ്ടിയൻ ഫ്രാങ്ക് (BIF)ബൾഗേറിയൻ ലെവ് (BGN)ബഹാമിയൻ ഡോളർ (BSD)ബഹ്റൈനി ദിനാർ (BHD)ബാർബഡോസ് ഡോളർ (BBD)ബെർമുഡിയൻ ഡോളർ (BMD)ബെലാറഷ്യൻ റൂബിൾ (BYN)ബെലീസ് ഡോളർ (BZD)ബൊളീവിയൻ ബൊളിവിയാനോ (BOB)ബോട്‌സ്വാനൻ പൂല (BWP)ബ്രസീലിയൻ റിയൽ (BRL)ബ്രിട്ടീഷ് പൗണ്ട് (GBP)ബ്രൂണൈ ഡോളർ (BND)മൗറീഷ്യൻ റുപ്പീ (MUR)മകാനീസ് പതാക്ക (MOP)മലാവിയൻ ക്വാച്ച (MWK)മലേഷ്യൻ റിംഗിറ്റ് (MYR)മാസിഡോണിയൻ ദിനാർ (MKD)മെക്സിക്കൻ പെസോ (MXN)മൊറോക്കൻ ദിർഹം (MAD)മൊൾഡോവൻ ലു (MDL)മ്യാൻമാർ ക്യാട് (MMK)യു.എസ്.ഡോളർ (USD)യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം (AED)യൂറോ (EUR)യെമനി റിയാൽ (YER)റഷ്യൻ റൂബിൾ (RUB)റുവാണ്ടൻ ഫ്രാങ്ക് (RWF)റൊമാനിയൻ ലു (RON)ലാവോഷിയൻ കിപ് (LAK)ലിബിയൻ ദിനാർ (LYD)ലെബനീസ് പൗണ്ട് (LBP)ലെസോതോ ലോത്തി (LSL)വിയറ്റ്നാമീസ് ഡോങ് (VND)വെനിസ്വേലൻ ബൊളീവർ (VES)ശ്രീലങ്കൻ റുപ്പീ (LKR)സൗദി റിയാൽ (SAR)സാംബിയൻ ക്വാച്ച (ZMW)സിംഗപ്പൂർ ഡോളർ (SGD)സീഷെലോയിസ് റുപ്പീ (SCR)സുഡാനീസ് പൗണ്ട് (SDG)സെർബിയൻ ദിനാർ (RSD)സോമാലി ഷില്ലിംഗ് (SOS)സ്വാസി ലിലാൻജനി (SZL)സ്വിസ് ഫ്രാങ്ക് (CHF)സ്വീഡിഷ് ക്രോണ (SEK)ഹംഗേറിയൻ ഫോറിന്റ് (HUF)ഹെയ്‌തിയൻ ഗൗഡ് (HTG)ഹോങ്കോങ്ങ് ഡോളർ (HKD)ഹോണ്ടുറൻ ലെംപിറ (HNL) ബ്രിട്ടനിൽ പടരുന്ന അധികവേഗ കോവിഡ് വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗി പങ്കാളിയോടൊത്ത് കുറച്ചുദിവസം മുമ്പാണ് ലണ്ടനിൽനിന്ന് റോമിൽ എത്തിയത്. ഇപ്പോൾ നിരീക്ഷണത്തിലാണ് രോഗി. ബ്രിട്ടന് പിന്നാലെ ഇറ്റലിയിലും രോഗം കണ്ടെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യം ആയി വാക്സിൻ ഉപയോഗിച്ച രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിൽ തന്നെ അതിവേഗ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി ലോകരാജ്യങ്ങൾ മുന്നോട്ടു പോവുകയാണ്. നിരവധി രാജ്യങ്ങളാണ് ബ്രിട്ടനുമായിട്ടുള്ള വിമാനസർവീസ് നിർത്തി വെച്ചിരിക്കുന്നത്. ഒരുപക്ഷേ ഇന്ന് ചേർന്ന യോഗത്തിൽ ഇന്ത്യയും ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കാം. അടുത്തിടെ ബ്രിട്ടണിൽനിന്നെത്തിയവർക്ക് പ്രത്യേക നിരീക്ഷണം ഉണ്ടായേക്കാം. Previous Previous post: കീഴടങ്ങും മുമ്പ് പിടികൂടി, നടിയെ അപമാനിച്ച കേസിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ Next Next post: ഷിഗല്ല പടർന്നത് വിതരണം ചെയ്ത വെള്ളം വഴി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… പുതുശേരിക്കടവ്: നെൽകൃഷി എന്നാൽ കാളേരി അഹ്മദിന് ആവേശമാണ്. എല്ലാ വയലുകളും സ്വന്തംപോലെ കാണുന്ന കർഷകൻ. ഏക്കർ കണക്കിന് വയലിൽ കൃഷിയിറക്കാൻ കർഷകരെ സഹായിക്കുന്നുണ്ട് കുറുമ്പാല സ്വദേശിയായ ഈ അറുപത്തഞ്ചുകാരൻ. മാത്രമല്ല, കൃഷിക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പ്രദേശത്ത് 50 ഏക്കറോളം നെൽകൃഷി ഇദ്ദേഹത്തിെൻറ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. കുറുമ്പാല, പുതുശേരിക്കടവ് ഭാഗത്ത് നിരവധി ഏക്കർ വയലുകൾ ഇതരജില്ലക്കാരുടേതാണ്. കുറെ വർഷങ്ങളായി തരിശായി കിടക്കുന്ന സ്ഥലം നെൽകൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് പാട്ടത്തിന് തരപ്പെടുത്തി കൊടുക്കും. വിത്തിടുന്നത് മുതൽ കൊയ്ത്ത് വരെയുള്ള മേൽനോട്ടം അഹ്മദ് വഹിക്കും. കുടുംബശ്രീ, വ്യക്തികൾ തുടങ്ങിയ നിരവധി പേരുടെ നെൽകൃഷി നോക്കി നടത്തുന്നുണ്ട്. കൃഷിയിറക്കാതിരുന്ന പ്രദേശവാസികളുടെ സ്ഥലം ഇദ്ദേഹം പാട്ടത്തിന് കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായി കൃഷി ചെയ്യുമ്പോൾ നഷ്ടം വരാറുണ്ട്. എന്നാലും കൃഷിയെന്നാൽ പിന്നെ ഒന്നും നോക്കാറില്ല. നല്ല അരി ലഭിക്കും എന്നതാണ് കൃഷി തുടരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചാലക്കുടി മണ്ഡലത്തിന്റെ വികസനം എങ്ങനെ വേണം? പദ്ധതി തരൂ; സമ്മാനം തരാം- ഇന്നസെന്റ് From the Net Deshabhimani Saturday Mar 11, 2017 ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം ചാലക്കുടി മണ്ഡലത്തിന്റെ വികസനം എങ്ങനെ വേണം? പദ്ധതി തരൂ; സമ്മാനം തരാം- ഇന്നസെന്റ് എംപി ഫണ്ട് ഉപയോഗിച്ച് എന്ത് ചെയ്യണം എങ്ങനെ വേണം എന്ന് പൊതുജന അഭിപ്രായം തേടി ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ഏതൊക്കെയെന്ന് ചാലക്കുടി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം. മികച്ച പദ്ധതി നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പുരസ്ക്കാരം നല്‍കുമെന്നും ഇന്നസെന്റ് അറിയിച്ചിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം എം പി ഫണ്ട് ഉപയോഗിച്ച് എന്തൊക്കെ ചെയ്യണം എന്ന് നമുക്ക് കൂട്ടായി തീരുമാനിക്കാം. 2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനര്‍ത്ഥം അവരവരുടെ നാട്ടിലെ ആവശ്യങ്ങള്‍ ഓരോന്നായി നല്‍കണമെന്നല്ല. മണ്ഡലത്തിനാകെ പ്രയോജനപ്പെടേണ്ട ഒറ്റ പദ്ധതിയാണ് നിര്‍ദ്ദേശിക്കേണ്ടത്. ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക- പശ്ചാത്തല മേഖലകളില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കാന്‍ കഴിയുന്നവയും ഏറ്റവും താഴെ തട്ടിലുള്ള ജനതയുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതുമായ പദ്ധതികളാണ് നമുക്ക് വേണ്ടത്. ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ എം.പി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ എം പി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത് ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതി'യിലെ 5 മാമോഗ്രാം യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍ Go Smart സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി, സുരക്ഷിത യാത്ര സുന്ദരയാത്ര' പദ്ധതി, പിന്നോക്ക ദളിത്- ആദിവാസി മേഖലകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു. ഒരു കാര്യത്തില്‍ നിര്‍ബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥന. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. 6 യുവതികള്‍ക്ക് മംഗല്യവേദിയൊരുക്കി
ഫാ. ജോര്‍ജ്‌ മംഗലന്‍ അതിഥിത്തൊഴിലാളികളുടെ
വീട്ടിൽ കവർച്ച; പ്രതി അറസ്‌റ്റിൽ സാമാന്യ ബുദ്ധിക്ക് തകരാറില്ല; കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് പറഞ്ഞിട്ടേയില്ല-ഇന്നസെന്റ് അതിരപ്പിള്ളിയിൽ പാർക്കിങ് സൗകര്യമില്ല: വിനോദസഞ്ചാരികൾ വലയുന്നു 'എന്താ പറഞ്ഞേ ബിജെപിയുടെ പ്രകടന പത്രികയെ ട്രോളി ഇന്നസെന്റ് മാധ്യമ പ്രവര്‍ത്തകരെ ഉപദേശിച്ച് ഇന്നസെന്റ് എംപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍- പോസ്റ്റ് വായിക്കാം ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം ഒമിക്രോൺ അപകടകാരി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കോവിഡ്‌ ധനസഹായം അപേക്ഷകര്‍ കുറഞ്ഞതില്‍ സുപ്രീംകോടതിക്ക്‌ ആശങ്ക കർഷകസമരവും കേരളവും ഭാവി സൂചിക: എം എ ബേബി പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ച്‌ ഉമ്മൻചാണ്ടി, ചെന്നിത്തല സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതം ഇടുക്കിക്ക്‌ ഇരട്ടപ്പവർ സാധ്യതാ പഠന റിപ്പോർട്ട്‌ സമർപ്പിച്ചു ജനാധിപത്യം കാപട്യവുമായി ഒത്തുപോകില്ല: സീതാറാം യെച്ചൂരി സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 'അതിരുകളില്ലാത്ത അപ്പൂപ്പന്‍താടി യാത്രകള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്‌മ Women Deshabhimani Tuesday Jan 30, 2018 ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം 'അതിരുകളില്ലാത്ത അപ്പൂപ്പന്‍താടി യാത്രകള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി ഒരു ഫേസ്‌ബുക്ക് കൂട്ടായ്‌മ ഇഷ്ടവഴികളിൽ പാറിപ്പറന്നൊരു 'ഒറ്റ അപ്പൂപ്പൻതാടി'യായിരുന്നു ഒരിക്കൽ സജ്‌ന. എന്നാൽ ഇന്ന് സജ്‌ന ഒറ്റയല്ല, കൂടെ പറക്കാൻ ഒപ്പമുള്ളത് 'അപ്പൂപ്പൻതാടികളുടെ' കൂട്ടം. ആവേശത്തോടെ അവർ താഴ്‌ന്നും ഉയർന്നും പറക്കുകയാണ് മോഹിപ്പിക്കും സ്ഥലങ്ങളിലേക്ക്, അതിരുകൾക്കപ്പുറത്തേക്ക്. കുട്ടിയായിരിക്കുമ്പോൾ കുഞ്ഞുമനസ്സിലേക്ക് 'യാത്ര'കളുടെ ആദ്യ അപ്പൂപ്പൻതാടി പറത്തി വിട്ടത് ലോറിഡ്രൈവറായ ബാപ്പ ആലിക്കോയ. ഒരോ ട്രിപ്പും കഴിഞ്ഞെത്തുമ്പോൾ ബാപ്പ പറയും ഒത്തിരി 'സഞ്ചാര സാഹിത്യം. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജീനിയറായപ്പോൾ കേരളത്തിനകത്തതും പുറത്തും ഒറ്റയ്ക്കുള്ള യാത്രകൾ നിറഞ്ഞതായി സജ്‌നയുടെ ജീവിതം. രണ്ട് വർഷം മുമ്പ് എട്ടുപേരടങ്ങുന്ന സംഘമായി തെന്മലയിലേക്ക് യാത്ര നടത്തിയതോടെ കഥമാറി. യാത്ര കഴിഞ്ഞിട്ടും അടങ്ങാത്ത ആവേശവും പ്രോത്സാഹനം നിറഞ്ഞ പ്രതികരണങ്ങളും കൂടിയായപ്പോൾ ത്രില്ലായി അപ്പൂപ്പൻതാടി' ഫേസ്‌ബുക്ക് പേജിന്റെ തുടക്കവും ഇവിടെയായിരുന്നു. ''ഒന്നര വർഷം മുമ്പാണ് യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് മാത്രമായി പേജ് തുടങ്ങിയത്. സ്ത്രീകൾക്ക് മാത്രമായി എന്തിന് ഒരു യാത്രാഗ്രൂപ്പ് എന്ന ചോദ്യത്തിന് സജ്‌നയ്ക്ക് നൽകാൻ മറുപടികൾ ഏറെ. പുരുഷന്മാർക്ക് യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുണ്ട്. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയാൽ വാഹനമുള്ളവരാണെങ്കിൽ, എവിടെയങ്കിലും പോകണമെന്നാഗ്രഹിച്ചാൽ ഉടൻ പോകാം. സമയമോ, സുരക്ഷയോ, വാഹനമോ ഒന്നും പ്രശ്‌നമല്ല. എന്നാൽ സ്ത്രീകൾക്ക് പല പരിമിതികളും ഉണ്ടാകും. സുരക്ഷ മുതൽ വീട്ടുകാരുടെ എതിർപ്പ് വരെ വെല്ലുവിളിയായെത്തും. വിവാഹിതയാണെങ്കിൽ ചിലപ്പോൾ ഭർത്താവ്, കൂട്ടുകുടുംബത്തിലാണെങ്കിൽ അവരുടെ അച്ഛൻ, അമ്മ എന്നിവരുടെ അനുവാദം എന്നിങ്ങനെ കടമ്പകൾ ഏറെ കടക്കണം. അനുവാദം കിട്ടിയാൽ തന്നെ ചിലർ സ്വന്തം സുരക്ഷിത സ്ഥാനത്ത് നിന്ന് പുറത്തിറങ്ങാനും മടിച്ചേക്കും. ഇത്തരം ചിന്തകളെ തുടർന്നാണ് യാത്രകൾ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. ലളിതവും അതേ സമയം മികച്ച മുന്നൊരുക്കത്തോടെയുമായാണ് യാത്രകൾ. ആദ്യം പേജിൽ അടുത്തതായി വരുന്ന യാത്രകളെ കുറിച്ച് അറിയിക്കും. താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ വാട്ട്‌സ്അപ്പ് നമ്പറും നൽകും. പിന്നീട് നമ്പർ വഴിയാണ് ആശയവിനിമിയം. യാത്ര പോകാൻ തെരഞ്ഞെടുത്ത സ്ഥലത്ത് ആദ്യംസജ്‌ന പോയി സൗകര്യങ്ങളെ കുറിച്ചും മറ്റും മനസ്സിലാക്കും. ബോധ്യപ്പെട്ടാൽ മാത്രമേ ഗ്രൂപ്പ് യാത്രയ്ക്ക് ഈ സ്ഥലം തെരഞ്ഞടുക്കൂ. പോകുന്ന ദിവസം ഗ്രൂപ്പിലെ അംഗങ്ങൾ ഒരു സ്ഥലത്ത് കൂടിച്ചേരും. ഓരോ യാത്രകൾക്കും ഓരോ സ്റ്റാർട്ടിങ്ങ് പോയിന്റ് ആയിരിക്കും''സജ്‌ന പറയുന്നു. യാത്രയിൽ ഭക്ഷണം, താമസം, വാഹനം തുടങ്ങിയ സൗകര്യങ്ങൾ അപ്പൂപ്പൻതാടിയൊരുക്കും. 65 ഓളം യാത്രകൾ അപ്പൂപ്പൻതാടി നടത്തി. 600 പേർ ഗ്രൂപ്പിൽ ഉണ്ട്. സ്ഥിരയാത്രക്കാർ 25 പേർ. അപ്പൂപ്പൻ താടിയിലെ അംഗങ്ങൾ തന്നെയാണ് മറ്റ് അംഗങ്ങൾക്കും വഴികാട്ടി. അപ്പൂപ്പൻതാടിയിൽ സജ്‌നയെ സഹായിക്കാൻ അംഗങ്ങൾ ഉണ്ട് അപ്പൂപ്പൻതാടി ബഡ്ഡീസ് എന്നാണ് ഇവരുടെ വിശേഷണം. ഒരു യാത്രയ്ക്ക് ശേഷം ആ ടീമിലെ അംഗങ്ങൾ നിർദേശിക്കുന്ന സ്ഥലങ്ങളിലേക്കും യാത്ര പോകാറുണ്ട്. ഒറ്റ ദിവസത്തെ യാത്രകൾ തൊട്ട് എട്ട്, ഒൻപത് ദിവസം വരെ നീണ്ട യാത്രകൾ അപ്പൂപ്പൻ താടി നടത്തുന്നു. കൊച്ചിയിലെ കയാക്കിങ്ങ്, ഒറ്റ ദിവസത്തെ നിലമ്പൂർ യാത്ര, ചിതറാൾ ജൈനക്ഷേത്രം, അരുണാചൽ പ്രദേശിലെ തവാങ്ങ്, ഉത്തരാഖണ്ഡ് ഹംപി, വാരാണസി, ധനുഷ്‌ക്കോടി എന്നീ സ്ഥലങ്ങളിലേക്കും അപ്പൂപ്പൻതാടി പറന്നെത്തി. ഒരു യാത്രയിൽ 20, 25 വരെ അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളിക്കൂ. ശനി, ഞായർ ദിവസങ്ങളിലുള്ള വാരാന്ത്യയാത്രകളുമുണ്ട്. 65 വയസ്് വരെയുള്ള സ്ത്രീകൾ അപ്പൂപ്പൻ താടിയ്‌ക്കൊപ്പം കൂടുന്നു. പത്തനാപുരത്ത് നിന്നുള്ള റിട്ട. അധ്യാപിക ലീലയാണ് ഗ്രൂപ്പിലെ പ്രായം കൂടിയ അംഗം. ഫെയ്‌സ്ബുക്ക് വഴി തന്നെയാണ് ലീല അപ്പൂപ്പൻതാടിയിൽ എത്തുന്നത്. ഇടുക്കിയിലെ കൊളുക്ക്മലയിലും മീശപ്പുലിമലയിലും യാത്രയ്ക്കായി ഇവരുണ്ടായി. മലയാളികളെ കൂടാതെ ബംഗളൂരുവിൽ നിന്നുള്ളവരും നാഗാലാൻഡിൽ നിന്നുള്ളവരുമുൾപ്പെടെ യാത്രയുടെ ഭാഗമായി. മാസത്തിൽ അഞ്ച് യാത്രകൾ വരെ ഉണ്ടാകും. ഏപ്രിൽ വരെയുള്ള യാത്രകളിൽ ഭൂരിഭാഗത്തിലും ബുക്കിങ്ങ് ആയി എന്നത് അപ്പൂപ്പൻതാടി ഹിറ്റായതിന് തെളിവ്. ഇനി വിദേശ രാജ്യങ്ങളിലേക്കും പറക്കാനുള്ള ആലോചനയിലാണ് അപ്പൂപ്പൻതാടി. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. മാന്ദ്യമില്ലെന്ന്‌ ഡീലേഴ്‌‌സ് അസോസിയേഷൻ; യാത്രാവാഹന വില്‍പ്പന 39 ശതമാനം ഉയര്‍ന്നു തവാങിലെ ബുദ്ധൻ പ്രസാദ് അമോര്‍ എഴുതുന്നു പശുവിനെ തിന്നുന്ന നാട്ടിൽ അരുണാചല്‍ അനുഭവവുമായി പ്രസാദ് അമോര്‍ ഒരു നേപ്പാൾ യാത്രക്ക്‌ എത്ര ചെലവാകും? യാത്രക്ക്‌ പണമേ വേണ്ടെന്ന്‌ ഇരിട്ടിക്കാരൻ ഷാക്കിർ! 'അജന്യയുടെ തിരിച്ചുവരവ് നല്‍കുന്നത് സന്തോഷത്തിന്റെ ദിനരാത്രങ്ങള്‍; ആശ്രയത്തിന് കൊതിച്ച് കിടക്കുന്ന അനവധി രോഗികളുണ്ട്, ഇനി അവരിലേക്ക് നിപാ ബാധിതരെ പരിചരിക്കുന്ന നേഴ്‌സിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തിന് തീപിടിച്ചു ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു പോപ്പുലർ ഫ്രണ്ട് ഓഫീസിൽ റെയ്ഡ്; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകന്‌ മർദനം മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം ഒമിക്രോൺ അപകടകാരി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കോവിഡ്‌ ധനസഹായം അപേക്ഷകര്‍ കുറഞ്ഞതില്‍ സുപ്രീംകോടതിക്ക്‌ ആശങ്ക കർഷകസമരവും കേരളവും ഭാവി സൂചിക: എം എ ബേബി പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ച്‌ ഉമ്മൻചാണ്ടി, ചെന്നിത്തല സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതം സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. സ്വതന്ത്ര വിതരണങ്ങൾക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (GNU FSDG ഗ്നു സംരംഭം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഈ പരിഭാഷയിൽ, 2021-08-31 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല. താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക. സ്വതന്ത്ര വിതരണങ്ങൾക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (GNU FSDG) സ്വതന്ത്രമെന്നു യോഗ്യത നേടുകയെന്നാൽ, ഒരു വിതരണത്തെ (ഉദാ: ഗ്നു/ലിനക്സ് വിതരണം) സംബന്ധിച്ച് എന്താണെന്നു വിശദീകരിക്കാനും അതു വഴി വിതരണ നിര്‍മ്മാതാക്കളെ തങ്ങളുടെ വിതരണങ്ങളെ യോഗ്യമാക്കാന്‍ സഹായിക്കാനും ഉദ്ദേശിച്ചുള്ളവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമല്ല. ഞങ്ങള്‍ക്കിപ്പോളറിവുള്ള പ്രശ്നങ്ങളെ മാത്രമേ പരാമര്‍ശിച്ചിട്ടുള്ളു. ഇനിയും ധാരാളം പ്രശ്നങ്ങളുണ്ടു്. അവ തിരിച്ചറിയപ്പെടുന്ന മുറയ്ക്കു കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കും. ഈ നയങ്ങളില്‍ ശ്രദ്ധയൂന്നുന്നതിനുള്ള സഹായത്തിനും, അവരുടെ സ്വന്തം വിതരണ അനുമതിപത്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ഈ രേഖയുടെ അടിസ്ഥാനമായി ഉപയോഗിക്കാന്‍ അനുവദിച്ചതിനും ഫെഡോറ പ്രോജക്റ്റിനു് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾക്ക്, ഒരു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിയ്ക്കുന്ന സിസ്റ്റങ്ങൾക്കായുള്ള സഹായിയാണ് ഞങ്ങളുടെ വിതരണങ്ങളുടെ പട്ടിക. അതുകൊണ്ടു് തന്നെ, സമ്പൂർണവും ഉപയോഗിയ്ക്കാവുന്ന രീതിയിൽ തയ്യാറുമായ വിതരണങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു. ഒരു വിതരണം അപൂർണമാണെങ്കിലോ — അതിന് കൂടുതൽ ഡവലപ്മെന്റുകൾ ആവശ്യമാണെങ്കിലോ, അല്ലെങ്കിൽ മറ്റു സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാൻ മുൻകൂറായി ആവശ്യപ്പെടുന്നുവെങ്കിലോ — സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെങ്കിൽ പോലും അത് ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ടാവില്ല. ഈ ആവശ്യകതയ്ക്കും മുകളിൽ കൊടുത്ത സെൽഫ്-ഹോസ്റ്റിങ് ആവശ്യകതയ്ക്കും ഉള്ള ഒരു അപവാദം ചെറു സിസ്റ്റം വിതരണങ്ങൾ ആണ്, ഇവ പരിമിതമായ വിഭവങ്ങളോടുകൂടിയ ഉപകരണങ്ങൾക്കു വേണ്ടി രൂപകല്പന ചെയ്ത വിതരണങ്ങളാണ്, ഉദാഹരണത്തിനു് ഒരു വയർലെസ് റൂട്ടർ പോലുള്ളത്. സ്വതന്ത്ര ചെറു സിസ്റ്റം വിതരണങ്ങൾ സെൽഫ്-ഹോസ്റ്റിങ്ങോ അല്ലെങ്കിൽ സമ്പൂർണമോ ആകണമെന്നില്ല, കാരണം അത്തരം ഒരു സിസ്റ്റത്തിൽ ‍ഡവലപ്മെന്റു ചെയ്യുന്നത് അപ്രായോഗികമാണ്, പക്ഷേ അതു് ഞങ്ങളുടെ വിതരണങ്ങളുടെ പട്ടികയിൽ നിന്നുമുള്ള ഒരു സ്വതന്ത്ര സമ്പൂർണ സിസ്റ്റം വിതരണത്തിനു മുകളിൽ ഡവലപ്പു ചെയ്യാവുന്നതും ബിൽഡു് ചെയ്യാവുന്നതുമാവണം, ഒരുപക്ഷേ ചെറു സിസ്റ്റം വിതരണത്തിനൊപ്പം തന്നെ വിതരണം ചെയ്തിട്ടുള്ള സ്വത‍ന്ത്ര ടൂളുകളുടെ സഹായത്തോടെ. സോഫ്റ്റ്‌വെയറുകളും സഹായരേഖകളും ഫോണ്ടുകളും നേരിട്ടുപയോഗമുള്ള മറ്റു വിവരങ്ങളും ചേര്‍ന്നതാണു് “പ്രായോഗികോപയോഗത്തിനുള്ള വിവരങ്ങള്‍” പ്രായോഗികോപയോഗങ്ങളേക്കാളും) സൌന്ദര്യപരമായ ഉപയോഗങ്ങളുള്ള കലാസൃഷ്ടികളോ അഭിപ്രായങ്ങളോ വിലയിരുത്തലുകളോ ഒന്നും അതില്‍പ്പെടുന്നില്ല. ഒരു സ്വതന്ത്ര വിതരണത്തിലെ പ്രായോഗികോപയോഗത്തിനുള്ള വിവരങ്ങളെല്ലാം നിര്‍ബന്ധമായും മൂലരൂപത്തില്‍ ലഭ്യമായിരിക്കണം “മൂലരൂപമെന്നാല്‍” വിവരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു് അനുയോജ്യമായ രൂപമെന്നു് അർത്ഥം.) വിവരവും അതിന്റെ മൂലരൂപവും, നിര്‍ബന്ധമായും അനുയോജ്യമായ സ്വതന്ത്ര അനുമതിപത്ര പ്രകാരം നല്‍കിയിരിക്കണം. സോഫ്റ്റ്‌വെയറുകള്‍ക്കും സഹായരേഖകള്‍ക്കും ഫോണ്ടുകള്‍ക്കും മറ്റുപയോഗയോഗ്യമായ കാര്യങ്ങള്‍ക്കും അനുയോജ്യമായ അനുമതിപത്രങ്ങളെ പ്രത്യേകം ഭാഗങ്ങളായിത്തിരിച്ചു് ഞങ്ങള്‍ വിലയിരുത്തി അനുമതി പത്ര പട്ടികയായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇത്തരമൊരു കാര്യം പല അനുമതിപത്രങ്ങള്‍ പ്രകാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിലൊന്നു് സ്വതന്ത്ര അനുമതിപത്രമാണെങ്കില്‍ വിതരണത്തിലുള്‍പ്പെടുത്താവുന്നതാണു്; വിതരണ നിര്‍മ്മാതാക്കള്‍ വിതരണം ചെയ്യുമ്പോഴും /അല്ലെങ്കിൽ മാറ്റം വരുത്തുമ്പോഴും സ്വതന്ത്ര അനുമതിപത്രത്തിന്റെ(ങ്ങളുടെ) നിബന്ധനകള്‍ മാത്രമനുസരിച്ചാല്‍ മതി. ഒരു സ്വതന്ത്ര വിതരണം ഒരിക്കലും പ്രായോഗികാവശ്യങ്ങള്‍ക്കായി ഉപയോക്താക്കളെ അസ്വതന്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിലേക്കു നയിക്കുകയോ അതിനവരെ പ്രേരിപ്പിക്കുക പോലുമോ ചെയ്യരുതു്. അസ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു വേണ്ടി റെപ്പോസിറ്ററികൾ ഉണ്ടായിരിക്കരുതു് എന്നു മാത്രമല്ല അസ്വതന്ത്ര പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുവാനായി പ്രത്യേകം രീതികൾ ഉണ്ടാകുവാനും പാടില്ല. കൂടാതെ ഈ വിതരണങ്ങൾ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ മാത്രമായി ഏർപ്പെട്ടിരിയ്ക്കുന്നതല്ലാത്ത തേർഡ്-പാർട്ടി റെപ്പോസിറ്ററികൾ പരാമർശിയ്ക്കുവാനും പാടില്ല. വിതരണത്തിലെ പ്രയോഗങ്ങള്‍ സ്വതന്ത്രമല്ലാത്ത കൂട്ടിച്ചേര്‍ക്കലുകളോ, സഹായരേഖകളോ ഒന്നും ചേര്‍ക്കാന്‍ നിര്‍ദ്ദേശിക്കരുതു്. ഉദാഹരണത്തിനു്, ഒരു സ്വതന്ത്ര സിസ്റ്റം വിതരണത്തിൽ ഇഎംഇ (EME ‍ഡിആർഎം (DRM) ലോ‍ഡ് ചെയ്യാനായി രൂപകല്പന ചെയ്തിട്ടുള്ള ബ്രൗസർ ഫങ്ഷണാലിറ്റി, ഉപയോഗിയ്ക്കുന്ന ബ്രൗസറുകൾ ഉണ്ടാകുവാൻ പാടില്ല. ഒരു സ്വതന്ത്ര വിതരണം എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തമായിരിക്കണം. എന്നു വച്ചാല്‍, വിതരണത്തോടൊപ്പമുള്ള വിവിധ പ്രയോഗങ്ങള്‍ ഉപയോഗിച്ചു് വിതരണം നിര്‍മ്മിക്കാനും, വികസിപ്പക്കാനും നിര്‍ബന്ധമായും സാധിക്കണം. അതിനാല്‍, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുമാത്രം നിര്‍മ്മിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര വിതരണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഇന്നു് സ്വതന്ത്ര വിതരണങ്ങളില്‍ ഒരുപാടു കോഡുണ്ടു്; അവയെല്ലാം പരിശോധനയ്ക്കു വിധേയമാക്കുകയെന്നു പറയുന്നതു് വളരെ വലിയൊരു ജോലിയും ഭൂരിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം അപ്രായോഗികവുമാണു്. മുന്‍പും അബദ്ധത്തില്‍ സ്വതന്ത്രമല്ലാത്ത കോഡുകള്‍ സ്വതന്ത്ര വിതരണങ്ങളില്‍ കയറിപ്പറ്റിയിട്ടുണ്ടു്. ഈയൊറ്റക്കാരണം കൊണ്ടു് ഞങ്ങള്‍ വിതരണങ്ങളെ പട്ടികയില്‍ നിന്നൊഴിവാക്കുകയൊന്നുമില്ല; പകരം സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ മാറ്റിനിര്‍ത്താനായി ആത്മാര്‍ത്ഥമായ ഒരു ശ്രമം നടത്താനും എന്നെങ്കിലും തിരിച്ചറിയപ്പെട്ടാല്‍ അവയെ നിര്‍ബന്ധമായും ഒഴിവാക്കാന്‍ സന്നദ്ധത കാണിക്കാനും മാത്രമാണു് ഞങ്ങള്‍ വിതരണങ്ങളുടെ ഡവലപ്പർമാരോടു് ആവശ്യപ്പെടുന്നതു്. സ്വതന്ത്ര വിതരണങ്ങള്‍ ഉണ്ടാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നവരുടെ സവിശേഷ ശ്രദ്ധ പതിയേണ്ടുന്ന ചില പ്രത്യേക അനുമതിപത്ര സാഹചര്യങ്ങളുണ്ടു്; അവയെക്കുറിച്ചാണു് ഇനിയുള്ള ഭാഗങ്ങള്‍ പ്രതിപാദിക്കുന്നതു്. ചില പ്രയോഗങ്ങള്‍ക്കും ഡ്രൈവറുകള്‍ക്കും പ്രവര്‍ത്തിക്കണമെങ്കില്‍ ഫേംവെയര്‍ അവശ്യമാണു്, ഈ ഫേം വെയറുകളാവട്ടെ ഒബ്ജക്റ്റ് കോഡ് രൂപത്തില്‍ സ്വതന്ത്രമല്ലാത്ത അനുമതിപത്രങ്ങള്‍ക്കനുസരിച്ചായിരിക്കും വിതരണം ചെയ്യപ്പെടുന്നതു്. ഇത്തരം ഫേംവെയര്‍ പ്രോഗ്രാമുകളെ “ബ്ലോബുകള്‍” എന്നാണു് ഞങ്ങള്‍ വിളിക്കുന്നതു്. ഏതാണ്ടെല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളിലും ലിനക്സ് കെര്‍ണലിലെ ചില ഡ്രൈവറുകളോടൊപ്പം ഇവയെ കാണാം. ഒരു സ്വതന്ത്ര വിതരണത്തില്‍ നിന്നും ഇത്തരം ഡ്രൈവറുകളെ നിര്‍ബന്ധമായും ഒഴിവാക്കിയിരിക്കണം. ബ്ലോബുകള്‍ പല രൂപത്തിലും ഭാവത്തിലും കാണപ്പെടാറുണ്ടു്. ചിലയവസരങ്ങളില്‍ പ്രത്യേകം ഫയലുകളായി അവ പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റു ചിലയവസരങ്ങളില്‍ ഡ്രൈവറിന്റെ മൂലരൂപത്തോടു ഇഴുകിച്ചേര്‍ന്ന അവസ്ഥയിലും കാണാറുണ്ടു് – ഉദാഹരണത്തിനു്, അക്കങ്ങളുടെ വലിയൊരു കൂട്ടമായി നിഗൂഡമാക്കിയ അവസ്ഥയില്‍. ഏതുരീതിയില്‍ നിഗൂഡമാക്കിയെന്നതൊന്നും കണക്കാക്കാതെ സ്വതന്ത്രമല്ലാത്ത ഫേംവെയറുകളെയെല്ലാം ഒരു സ്വതന്ത്ര വിതരണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണു്. (എന്നുവച്ച്, ഡ്രൈവറിലുള്ള എല്ലാ അക്കങ്ങളുടെ കൂട്ടങ്ങളും ഫേംവെയറുകളല്ല. ഒരു വിവരം സ്വതന്ത്ര വിതരണത്തിനു അനുയോജ്യമാണോ എന്നു തീരുമാനിക്കുന്നതിനു അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്.) ഒരു സാമ്പ്രദായിക ലിനക്സ് കെര്‍ണല്‍ പതിപ്പില്‍നിന്നും സ്വതന്ത്രമല്ലാത്ത ഫേംവെയറുകള്‍ ഒഴിവാക്കാനായുള്ള പ്രോഗ്രാമുകളുടെ ഒരു കൂട്ടം, ബ്രയാന്‍ ബ്രാസിലും ജെഫ് മോയും അലക്സാണ്ട്ര് ഒലിവയും ചേര്‍ന്നു വികസിപ്പിച്ചിട്ടുണ്ടു്. നിങ്ങള്‍ ഒരു സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവ സഹായകമായേക്കും – പുതുതായി ഒന്നുകൂടി തുടങ്ങി പരിശ്രമങ്ങള്‍ വിഘടിച്ചുകളയുന്നതിനേക്കാളും നിലവിലുള്ള ഒരു സ്വതന്ത്ര വിതരണത്തിന്റെ വികസനത്തില്‍ പങ്കാളികളാവാനാണു് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുക. ബ്ലോബുകളില്ലാത്ത ലിനക്സ് കെര്‍ണലിന്റെ മൂലരൂപം മുഴുവനും ലഭ്യമാണു്. ഈ സംരംഭത്തെക്കുറിച്ചു് കൂടുതലായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഡയറക്റ്ററിയില്‍ വായിക്കാം. പ്രായോഗികമായി ഉപയോഗിക്കാൻ കഴിയാത്ത, പ്രായോഗികമായ ഒരു പ്രവൃത്തിയും ചെയ്യാത്ത വിവരങ്ങള്‍, ആ സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയറുകളുടെ ഒരു ഭാഗമെന്നതിനേക്കാളുപരി ഒരു മോടികൂട്ടൽ ഉപാധി ആണ്. അതുകൊണ്ടു്, സ്വതന്ത്ര അനുമതിപത്ര മാനദണ്ഡങ്ങളിൽ അപ്രായോഗിക ഉപയോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കു വേണ്ടി ഞങ്ങൾ ശഠിയ്ക്കാറില്ല. അവയുടെ അനുമതിപത്രങ്ങള്‍ വാണിജ്യപരമോ അല്ലാത്തവയോ ആയ ആവശ്യങ്ങള്‍ക്കായി പകര്‍ത്താനും പുനര്‍വിതരണം ചെയ്യാനും അനുവദിക്കുന്നിടത്തോളം ഒരു സ്വതന്ത്ര വിതരണത്തിൽ ഉള്‍പ്പെടുത്താവുന്നതാണു്. ഉദാഹരണത്തിനു് ഗ്നു ജിപിഎല്ലിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചില ഗെയിം എന്‍ജിനുകളോടൊപ്പമുള്ള ചില കളിവിവരങ്ങള്‍ – ലോക ഭൂപടം, കളിക്കു വേണ്ടിയുള്ള കലാവിരുതുകള്‍ തുടങ്ങിയവ – ഇത്തരത്തിലുള്ള അനുമതിപത്രങ്ങള്‍ പ്രകാരം വിതരണം ചെയ്യപ്പെടുന്നവയാണു്. അതിന്റെ അനുമതിപത്രം സ്വതന്ത്രമല്ലെങ്കിൽ പോലും, അത് അപ്രായോഗിക ഉപയോഗത്തിനുള്ളതായതു കാരണം, ഇത്തരത്തിലുള്ള വിവരങ്ങള്‍ക്കു് ഒരു സ്വതന്ത്ര വിതരണത്തിന്റെ ഭാഗമാകാവുന്നതാണു്. ചില സോഫ്റ്റ്‌വെയറുകളോടൊപ്പം വ്യാപാരമുദ്രകളുണ്ടാവറുണ്ടു്. ഉദാഹരണത്തിനു് പ്രയോഗത്തിന്റെ പേരോ, അതിന്റെ ഇന്റർഫേസില്‍ പ്രദര്‍ശിപ്പിക്കുന്ന ലോഗോയൊ ഒക്കെ വ്യാപാരമുദ്രകളാവാം. ഈ മുദ്രകളുടെ ഉപയോഗം പലപ്പോഴും നിയന്ത്രിതമാണു്; സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുന്ന നിര്‍മ്മാതാക്കളോടു് സാധാരണയായി മാറ്റം വരുത്തിയ സോഫ്റ്റ്‌വെയറില്‍ നിന്നും വ്യാപാരമുദ്രകളിലേക്കുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ടു്. അങ്ങേയറ്റത്തെ ചില സന്ദര്‍ഭങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ പ്രായോഗികമായി പ്രയോഗത്തെ സ്വതന്ത്രമല്ലാതാക്കും. മൂലരൂപത്തില്‍ ചിന്നംപിന്നം കിടക്കുന്ന വ്യാപാരമുദ്രകളൊഴിവാക്കിമാത്രമേ മാറ്റം വരുത്താവൂ എന്നു പറയുന്നതു് തികച്ചും അന്യായമാണു്. എന്തായാലും, പ്രായോഗികാവശ്യങ്ങള്‍ ന്യായമായിരിക്കുന്നിടത്തോളം കാലം സ്വതന്ത്ര വിതരണങ്ങളില്‍ ഈ പ്രയോഗങ്ങള്‍ വ്യാപാരമുദ്രകളോടുകൂടിയോ അല്ലാതെയോ ചേര്‍ക്കാവുന്നതാണു്. അതുപോലെത്തന്നെ വിതരണങ്ങള്‍ക്കും വ്യാപാരമുദ്രകളുണ്ടാവാം. മേന്‍മകളൊന്നും നഷ്ടമാകാതെ വ്യാപാരമുദ്രകള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നിടത്തോളം കാലം, മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അവ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നതു് ഒരു പ്രശ്നമല്ല. പക്ഷേ, വ്യാപാരമുദ്രകളുപയോഗിച്ചു് വിതരണത്തിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ യഥാതഥാ പകര്‍പ്പെടുക്കുന്നതോ, പുനര്‍വിതരണം ചെയ്യുന്നത് നിയന്ത്രിക്കുന്നതോ തികച്ചും അസ്വീകാര്യമാണു്. ഒരു സ്വതന്ത്ര വിതരണത്തിലെ എല്ലാ സഹായരേഖകളും അനുയോജ്യമായ ഒരു സ്വതന്ത്ര അനുമതിപത്രം പ്രകാരം പ്രസിദ്ധീകരിച്ചതായിരിക്കണം. മാത്രമല്ല, ഒരിക്കലും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ശുപാര്‍ശ ചെയ്യാതിരിക്കാനായി അവ നിതാന്ത ജാഗ്രതപുലര്‍ത്തുകയും വേണം. പൊതുവായിപ്പറഞ്ഞാല്‍, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കു് അതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നവ സ്വീകാര്യമാണു്, എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളെ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഇൻസ്റ്റാൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നവ സ്വീകാര്യമല്ല. ഉദാഹരണത്തിനു്, ഇരട്ട ബൂട്ട് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള സഹായരേഖകള്‍ ഒരു സ്വതന്ത്ര വിതരണത്തിലുണ്ടാവാം. അതു് കുത്തക പ്രവര്‍ത്തക സംവിധാനത്തിന്റെ ഫയല്‍സംവിധാനത്തില്‍ എങ്ങനെ പ്രവേശിക്കാം എന്നും അതില്‍ നിന്നും എങ്ങനെ സംവിധാനവിവരങ്ങള്‍ ഇറക്കുമതി ചെയ്യാം എന്നുമെല്ലാം വിശദീകരിക്കുന്നുണ്ടാവാം. അതു് കുത്തക സോഫ്റ്റ്‌വെയര്‍ ഉള്ള ഒരു കമ്പ്യൂട്ടറില്‍ സ്വതന്ത്ര വിതരണം കൂട്ടിച്ചേര്‍ക്കാന്‍ ആളുകളെ സഹായിക്കുന്നു, ഇത് നല്ലതാണ്. സഹായരേഖകള്‍ ആളുകള്‍ക്കു് സ്വതന്ത്രമല്ലാത്ത പ്രയോഗം കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ, അങ്ങനെ ചെയ്യുന്നതുകൊണ്ടു ലഭിക്കുന്ന സൌകര്യങ്ങള്‍ പരാമര്‍ശിക്കുകയോ ചെയ്യുന്നതു് തികച്ചും അസ്വീകാര്യമാണു്. കയ്യാലപ്പുറത്തിരിക്കുന്ന കാര്യങ്ങളില്‍, വ്യക്തമായും ഗൗരവമായും സ്വതന്ത്രമല്ലാത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്നു് ശക്തമായ ആഹ്വാനം നടത്തുന്നതു് അവയെ സ്വീകാര്യമായ ഭാഗത്തേക്കാക്കുന്നു. ഒരു സോഫ്റ്റ്‌വെയര്‍ വല്ല പേറ്റന്റുകളും ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്നു് പരിശോധിക്കുക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും സംബന്ധിച്ചു് അസാദ്ധ്യമാണു്: അനന്തതയോളമെത്തുന്ന എണ്ണവും, ഓരോ രാജ്യത്തിലും ഉള്ള മാറ്റങ്ങളും, എന്തെല്ലാം അവയുടെ പരിധിയില്‍ വരുമെന്നും ഇല്ലെന്നും മനസ്സിലാക്കാന്‍ പ്രയാസമായരീതിയിലുള്ള വാക്യപ്രയോഗങ്ങളും എന്തിനേറെ, ഏതവയെല്ലാം നിയമാനുസാരിയാണെന്നു പോലും പറയാന്‍ പ്രയാസമാണു്. അതുകൊണ്ടു പേറ്റന്റ് ലംഘനഭീഷണിയുണ്ടെന്നതുകൊണ്ടുമാത്രം സോഫ്റ്റ്‌വെയറുകളെ ഒഴിവാക്കണമെന്നു് സ്വതന്ത്ര വിതരണങ്ങളോടു് ഞങ്ങള്‍ പൊതുവേ ആവശ്യപ്പെടാറില്ല. എന്നാല്‍ പേറ്റന്റ് ഭീഷണി ഒഴിവാക്കാനായി ചില സോഫ്റ്റ്‌വെയറുകളെ ആരെങ്കിലും മാറ്റി നിര്‍ത്തുന്നതിനു ഞങ്ങള്‍ എതിരുമല്ല. വിതരണത്തിൽ ഒരിക്കലും ഡിആർഎം (DRM) പാടില്ല, ബാക്ക് ‍ഡോറുകൾ പാടില്ല, സ്പൈവെയറുകളും പാടില്ല. മിക്ക വിതരണ വികസന സംഘങ്ങള്‍ക്കും അവരുടെ വിതരണങ്ങള്‍ ഈ നിദാനങ്ങളെല്ലാം പാലിക്കുന്നുണ്ടോയെന്നുറപ്പുവരുത്താനുള്ള വിഭവങ്ങളില്ല. ഞങ്ങള്‍ക്കുമില്ല. അതുകൊണ്ടുതന്നെ വിതരണങ്ങളിൽ യാദൃശ്ചികമായി തെറ്റുകളുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു: ചില സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ കടന്നു കൂടുക, തുടങ്ങിയവ. ഈ പിഴവുകളുടെ പുറത്തു് ഒരു വിതരണത്തിനും ഞങ്ങള്‍ അയിത്തം കല്‍പ്പിക്കാറില്ല. അവരെ ഗ്രഹിപ്പിക്കുന്ന പിഴവുകള്‍ താമസംവിനാ തിരുത്താന്‍ വിതരണ നിര്‍മ്മാതാക്കള്‍ക്കുള്ള സന്നദ്ധതയാണു് പ്രധാനം. പട്ടികയിലുള്‍പ്പെടുത്തുന്നതിനു് ഒരു വിതരണം സജീവമായി പരിപാലിക്കപ്പെടുന്നതാവുകയും ഞങ്ങള്‍ കണ്ടെത്തുന്ന സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ച പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനുള്ള വ്യക്തവും പ്രത്യേകവുമായ മാര്‍ഗ്ഗം ഗ്നു സംരഭത്തെ ധരിപ്പിക്കുകയും വേണം. ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുകയും വേണം. സ്വതന്ത്രമല്ലാത്ത വിതരണങ്ങളുമായി ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളുള്ള വിതരണങ്ങള്‍ ഞങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ഉദാഹരണത്തിനു്, ഫൂബാര്‍ ലൈറ്റ് ഒരു സ്വതന്ത്ര വിതരണവും ഫൂബാര്‍ ഒരു സ്വതന്ത്രമല്ലാത്ത വിതരണവുമാണെങ്കില്‍ ഞങ്ങള്‍ ഫൂബാര്‍ ലൈറ്റ് പട്ടികയില്‍ പെടുത്തില്ല. ഇതിനു കാരണം, സന്ദേശത്തിന്റെ ആശയ വിനിമയ പ്രക്രിയയിൽ ഇവ രണ്ടും തമ്മിലുള്ള വേർതിരിവ് നഷ്ടമാകുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു. അതായത്, സ്വതന്ത്ര വിതരണത്തിന്റെ മുഖ്യ നാമം (ഈ ഉദാഹരണത്തിൽ “ഫൂബാർ”) ഒരു അസ്വതന്ത്ര വിതരണത്തിന്റെയും പേരിന്റെ ഭാഗമാകുവാൻ പാടില്ല. സ്വതന്ത്ര വിതരണങ്ങളെ സ്വതന്ത്രമല്ലാത്തവയിൽ നിന്നും വേർതിരിയ്ക്കാനായി “ഗ്നു” എന്ന പേര് അവയുടെ പേരിനോടു ചേർക്കാൻ ചിലർ ആലോചിച്ചിട്ടുണ്ടു്. ഇതിനു് രണ്ടു പ്രശ്നങ്ങളുണ്ടു്. ഒന്ന്, രണ്ടു് പേരുകളും പര്യാപ്തമായ വിധത്തിൽ വ്യത്യസ്തമാകണമെന്നില്ല, എന്തുകൊണ്ടെന്നാൽ രണ്ടു പേരുകളിലെയും മുഖ്യമായ വാക്കു് ഒന്നുതന്നെ ആയേക്കാം. രണ്ടു്, “ഗ്നു” എന്നതിന്റെ അർത്ഥത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനെ ഇതു് പ്രേരിപ്പിക്കും. സാധാരണയായി ലിനക്സ് കെർണലിനോടൊപ്പം ഉപയോഗിയ്ക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഗ്നു, അടിസ്ഥാനപരമായി “ലിനക്സ്” എന്നു വിളിയ്ക്കുന്ന എല്ലാ വിതരണങ്ങളും ശരിയ്ക്കും ഗ്നു/ലിനക്സ് വിതരണങ്ങളാണ്. ഈ സാഹചര്യത്തിൽ, രണ്ടു് പതിപ്പുകളും ഗ്നു/ലിനക്സ് ആണ്, “ഗ്നു” എന്ന പേരു് അതിൽനിന്നും ഒഴിവാക്കുന്നതു് തെറ്റിദ്ധാരണയിലേയ്ക്കു് നയിക്കും. ദയവായി ഉപയോക്താക്കളെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചു് പഠിപ്പിക്കുക ദയവായി പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും ആവർത്തിയ്ക്കുന്നത് ഒഴിവാക്കുക ദയവായി ഞങ്ങളുടെ ഒഴിവാക്കേണ്ട വാക്കുകളുടെ പട്ടിക കാണുക, നിങ്ങളുടെ പൊതു പ്രസ്താവനകളിലും പൊതുജനങ്ങളുമായുള്ള ചർച്ചകളിലും, ഇത്തരം പക്ഷപാതപൂർണമോ, വഴി തെറ്റിയ്ക്കുന്നതോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാക്കുകൾ ഒഴിവാക്കാൻ ശ്രമിയ്ക്കുക. ഇതേ ധാർമ്മിക വ്യവസ്ഥിതികളുള്ള സ്വതന്ത്ര നോൺ-ഗ്നു സിസ്റ്റം വിതരണങ്ങളും ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. “ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (എഫ്.എസ്.എഫ് എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പൊരുതുന്നു.” വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക. സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ് പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല; അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് അയച്ച മകൾ അറിയണം ഈ അമ്മയെയും മകളെയും ഗർഭിണിയായപ്പോൾ കുഞ്ഞ് മറ്റാരുടേതാണ് എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരത്തി ഉള്ളു പൊള്ളിക്കുന്ന യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ ലോകം ഏറെ നാളത്തെ എന്റെ സ്വപ്നം, ബി.എം.ഡബ്ല്യു X6 സ്വന്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍ വില കേട്ട് ഞെട്ടി ആരാധകർ സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ് പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ് പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല; അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് അയച്ച മകൾ അറിയണം ഈ അമ്മയെയും മകളെയും ഗർഭിണിയായപ്പോൾ കുഞ്ഞ് മറ്റാരുടേതാണ് എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരത്തി ഉള്ളു പൊള്ളിക്കുന്ന യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ ലോകം സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ സാന്ത്വനത്തിലെ വില്ലത്തിയായ ജയന്തിയായി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് അപ്‌സര. വില്ലത്തി കഥാപാത്രമാണെങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലില്‍ ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ് എന്നത്തേയും പോലെ താൻ ജോലി നോക്കുന്ന എയർഫോഴ്‌സ്‌ സ്റ്റേഷനിൽ ജോലിക്കായി പോവുകയായിരുന്നു സുനിൽ. പോകുന്ന വഴിയിൽ വിജനമായ ഒരു സ്ഥലത്തു ഒരു ബൈക്ക് ഇരിക്കുന്നത് സുനിലിന്റെ ശ്രദ്ധയിൽ പെട്ടു. ആ പരിസരത്തെങ്ങും ആരേയും കണ്ടതുമില്ല. പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം മലയാളം, തമിഴ് ഭാഷകളിലൂടെ ആരാധകരുടെ മനസ്സില്‍ ബാലതാരമായി ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. 2010-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല; അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് അയച്ച മകൾ അറിയണം ഈ അമ്മയെയും മകളെയും വ്യക്തി ജീവിതത്തിലെ പല സന്തോഷങ്ങളും മക്കള്‍ക്ക് വേണ്ടി മാത്രമാണ് മാതാപിതാക്കള്‍ മാറ്റിവെക്കാറുള്ളത്. ജീവിതത്തില്‍ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രംഗത്തും വീട്ടിലും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന ഒരു അമ്മ. ഈ അമ്മയ്ക്ക് ഗർഭിണിയായപ്പോൾ കുഞ്ഞ് മറ്റാരുടേതാണ് എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരത്തി ഉള്ളു പൊള്ളിക്കുന്ന യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ ലോകം സാദാരണ കുടുംബത്തിൽ ജനിക്കുന്ന ഏതൊരു പെൺകുട്ടികൾക്കും നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടാകും നല്ല വിദ്യാഭ്യാസം നേടുക സ്വന്തമായി ജോലി സമ്പാദിക്കുക എന്നത് ഒക്കെ അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളാണ് എന്നാൽ പലരുടെയും ഏറെ നാളത്തെ എന്റെ സ്വപ്നം, ബി.എം.ഡബ്ല്യു X6 സ്വന്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍ വില കേട്ട് ഞെട്ടി ആരാധകർ മലയാള ചലച്ചിത്രലോകത്തെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശീനിവാസന്‍. സഹോദരനായ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച തിര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അച്ഛന്‍ ശ്രീനിവാസനേയും ഏട്ടനെയും പോലെ അഭിനയിക്കുന്നതിനൊപ്പം ഹൻസയുടെ ഈ പുഞ്ചിരിക്ക് സജീവിന്റെ ത്യാഗത്തിന്റെ കഥപറയാനുണ്ട് ചെറിയ കാര്യങ്ങൾക്ക് ബന്ധം വേർപെടുത്താൻ തിടുക്കം കൂട്ടുന്നവർ കാണുക ആദ്യം കൈ വിറയലിന്റെ രൂപത്തിൽ എത്തിയ അത്യപൂർവ്വ രോഗം ഇപ്പോൾ ഹൻസ എന്ന എറണാകുളം സ്വദേശിനിയുടെ ചലന ശേഷിയും സംസാര ശേഷിയും കവർന്നെടുത്തിരിക്കുകയാണ്. ഹൻസയുടെ രോഗം തങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ട്ടപ്പെടുത്തിയെങ്കിലും ഹൻസയെ ഒരു കുഞ്ഞിനെ പോലെ ഇരുപത് വർഷം മുംബ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇത് വല്ലാത്ത സർപ്രൈസ് ആയിപോയി ജന്മദിനത്തിൽ ദിവ്യാ പിള്ളക്ക് തകർപ്പൻ സർപ്രൈസ് ഒരുക്കി വിജയ് യേശുദാസ് അയാള്‍ ഞാനും എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ദിവ്യ പിള്ള. ദുബായില്‍ ജനിച്ച് വളര്‍ന്ന താരത്തിന്റെ അച്ഛന്‍ നാരായണപിള്ള മാവേലിക്കര സ്വദേശിയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം സ്ത്രീധനം സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടത് കുടുംബങ്ങളില്‍ നിന്ന് കേരള വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിൻറെ വാക്കുകൾ 1961ലെ സ്ത്രീധന നിരോധന ആക്റ്റ് അനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും വാഗ്ദാനം നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റം ആണ്. എന്നാല്‍ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടിവരുന്ന കാര്യമാണ് സ്ത്രീധന പീഡനവും മരണവും. ഓരോ മരണങ്ങള്‍ സാന്ത്വനത്തിലെ വില്ലത്തി ജയന്തി ഇനി സംവിധായകന്‍ ആല്‍ബി ഫ്രാന്‍സീസിന് സ്വന്തം വിവാഹ ചിത്രങ്ങളും വീഡിയോയും കാണാം November 29, 2021 ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ് November 28, 2021 പതിനേഴാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷമാക്കി നടി അനിഖ സുരേന്ദ്രന്‍ താരത്തിന് പിറന്നാള്‍ കേക്കിൽ ഒളിപ്പിച്ച് വെച്ച സർപ്രൈസ് കണ്ടോ വീഡിയോ കാണാം November 28, 2021 ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല; അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് അയച്ച മകൾ അറിയണം ഈ അമ്മയെയും മകളെയും November 28, 2021 ഗർഭിണിയായപ്പോൾ കുഞ്ഞ് മറ്റാരുടേതാണ് എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പരത്തി ഉള്ളു പൊള്ളിക്കുന്ന യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ ലോകം November 28, 2021 Faizal on വാഹനം അടക്കം നടൻ ജോജുവിന്‌ സംഭവിച്ച നഷ്ട തുക കേട്ട് കണ്ണ് തള്ളി മലയാളികൾ Mohamed on വാഹനം അടക്കം നടൻ ജോജുവിന്‌ സംഭവിച്ച നഷ്ട തുക കേട്ട് കണ്ണ് തള്ളി മലയാളികൾ Mohammed Ansari on യുവതി മുഖത്തടിച്ച സെക്യൂരിറ്റിക്കാരനായ റിങ്കുവിനെ നിങ്ങൾ മറന്നോ റിങ്കു ഇപ്പോൾ Radhakrishnan on സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് അമ്മയറിയാതെ സീരിയൽ താരം നിഖിൽ നായർ Nayana Balakrishnan on വൈറലായി ഈ മിടുക്കി കുട്ടിയുടെ റാസ്‌പുട്ടിൻ ഡാൻസ്, അങ്ങയുടെ ശിഷ്യ ആയി സ്വീകരിക്കുമോ എന്ന് കുട്ടി താരം ഹോംപുതിയ കാറുകൾമിനി കാറുകൾമിനി കൂപ്പർ കൺവേർട്ടബിൾമിനി കൂപ്പർ കൺവേർട്ടബിൾ എഫ്‌എ‌ക്യുസ് What ഐഎസ് the top speed അതിലെ മിനി കൂപ്പർ Convertible? ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ പോലുള്ള ജനപ്രിയ എസ്‌യുവികൾക്കെതിരെ വളരെ ആക്രമണാത്മകമായ വിലയിലാണ് എം‌ ജി ഗ്ലോസ്റ്ററിനെ വിപണിയിലെത്തിച്ചത്. നിലവിൽ ഒരു ലക്ഷം രൂപ വർധിച്ചാലും എതിരാളികളേക്കാൾ കുറവായതിനാൽ നേരിയ മുൻതൂക്കം ഗ്ലോസ്റ്ററിനുണ്ട്. പുറത്തിറങ്ങി മൂന്ന് ആഴ്ചക്കുള്ളിൽ ഗ്ലോസ്റ്ററിന് രണ്ടായിരത്തിലധികം ബുക്കിങുകളാണ് ലഭിച്ചത്. നിലവിലെ ഉത്സവ സീസണിൽ വിൽപ്പന കണക്ക് മെച്ചപ്പെടുമെന്നാണ് എം.ജി പ്രതീക്ഷിക്കുന്നത്. കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്, ഏഴ് സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും. സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്റ്ററിലുണ്ട്. ഫോർഡ് എൻ‌ഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ്‌ ഫ്രീ പാർകിങ് അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. പെയ്യാനുറച്ച് ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച. തീരം തൊട്ട നേരം മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം. പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്. ഒരു വറ്റ് കരുതിയേക്കാം നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ. എമെർജൻസി എക്സിറ്റ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ പഴക്കാലം കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച. മഴയത്ത് വലയെറിഞ്ഞ് എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ. മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. ക്രീം ഇല്ലാതെ, വീട്ടിലുള്ള സാദാ ചേരുവകൾ മാത്രം വെച്ച് ഒരു കിടിലൻ മധുരം| ഇനി പായസത്തിനു പറയാം ബൈ ബൈ Taste Plus ക്രീം ഇല്ലാതെ, വീട്ടിലുള്ള സാദാ ചേരുവകൾ മാത്രം വെച്ച് ഒരു കിടിലൻ മധുരം| ഇനി പായസത്തിനു പറയാം ബൈ ബൈ ക്രീം ഇല്ലാതെ, വീട്ടിലുള്ള സാദാ ചേരുവകൾ മാത്രം വെച്ച് ഒരു കിടിലൻ മധുരം| ഇനി പായസത്തിനു പറയാം ബൈ ബൈ നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം….ക്രീം ഇല്ലാതെ, വീട്ടിലുള്ള സാദാ ചേരുവകൾ മാത്രം വെച്ച് ഒരു കിടിലൻ മധുരം| ഇനി പായസത്തിനു പറയാം ബൈ ബൈ😋😋 😋 😋😋😋 👌 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. എളുപ്പത്തിൽ ഒരു നാടൻ SPECIAL ചിക്കൻ കറി തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് വെറും ഒരു സെന്റ് സ്ഥലത്ത് 7 ലക്ഷം രൂപ ബഡ്ജറിൽ എല്ലാ സൗകര്യങ്ങളോടും കൂടി പണിത കിടിലൻ വീട് കണ്ടോ ഖുശ്ബുവിൻ്റെ മാറ്റം കണ്ട് അതിശയിച്ച് ആരാധകർ; അതിസുന്ദരിയായി താരം ആപത്തിൽ കൈത്താങ്ങായവരെ കാണാൻ യൂസഫലി എത്തി…അഞ്ച് ലക്ഷത്തിന്റെ ചെക്കും സ്വർണമാലയും പിന്നെ കൈനിറയെ സമ്മാനങ്ങളും…. കുടുംബവിളക്കിലെ ശീതളും പ്രതീഷും വിവാഹിതരാകുന്നു വിവാഹാശംസ നേർന്ന് ഷിയാസ് കരീം….പുറകെ ഷിയാസിന് അമൃതയുടെ വക എട്ടിന്റെ പണി ഒടുവിൽ ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും വിരാമമിട്ട് ഭാമ… ഇതാണ് ഞങ്ങളുടെ ഗൗരി ഇനി നിങ്ങളുടെയും ഭാഷ തിരഞ്ഞെടുക്കുകഇംഗ്ലീഷ്ഫ്രഞ്ച്ജർമ്മൻഇറ്റാലിയൻജാപ്പനീസ്സ്പാനിഷ്നോർവീജിയൻഡാനിഷ്ഡച്ച്സ്വീഡിഷ്മിനുക്കുകഫിന്നിഷ്ഗ്രീക്ക്റഷ്യൻചൈനീസ് (സിമ്പ്ലിഫീദ്)അറബിക്ബൾഗേറിയൻകറ്റാലൻചൈനീസ് (പരമ്പരാഗതം)ക്രൊയേഷ്യൻചെക്ക്ഫിലിപ്പിനോഹീബ്രുഹിന്ദികൊറിയൻപോർച്ചുഗീസ്റൊമാനിയൻഇന്തോനേഷ്യൻലാത്വിയൻലിത്വാനിയൻസെർബിയൻസ്ലോവാക്സ്ലൊവേനിയൻഉക്രേനിയൻവിയറ്റ്നാമീസ്അൽബേനിയൻഎസ്തോണിയൻഗലീഷ്യൻഹംഗേറിയൻമാൾട്ടീസ്തായ്ഷ്പേർഷ്യൻആഫ്രിക്കാൻസ്മലായ്സ്വാഹിലിഐറിഷ്വെൽഷ്ബെലാറഷ്യൻഐസ്ലാൻഡിക്മാസിഡോണിയൻയിദ്ദിഷ്അർമേനിയൻഅസർബൈജാനിബാസ്ക്ജോർജ്ജിയൻഹെയ്തിയൻ ക്രയോൾഉർദുബംഗാളിബോസ്നിയൻസെബുവാനോഎസ്പരാന്റോഗുജറാത്തിഹൗസഹ്മോംഗ്ഇഗ്ബൊജാവനീസ്കന്നഡഖെമർലാവോലാറ്റിൻമൗറിമറാത്തിമംഗോളിയൻനേപ്പാളിപഞ്ചാബിസോമാലിതമിഴ്തെലുങ്ക്യൊറൂബസുളുമ്യാൻമർ (ബർമീസ്)ചിച്ചാവെകസാഖ്പ്രവേശിക്കുകമലയാളംസിംഹളസെസൊതോസുഡാനീസ്താജിക്ഉസ്ബക്അംഹറിക്കോർസിക്കൻഫ്രിഷ്യൻഹവായിയൻകുർദ്ദി (കുർമൻജി)കിർഗിസ്ലക്സംബർഗിഷ്പഷ്തോസമോവൻസ്കോട്ടിഷ് ഗെയ്ലിക്ഷോണസിന്ധിഹോസ ഒരു പിശക് സംഭവിച്ചു, ദയവായി വീണ്ടും ശ്രമിക്കുക. തായ്‌വാൻ പൗരന്മാർക്ക് കഴിയും ഒരു ഇവിസ ഇന്ത്യയ്ക്ക് അപേക്ഷിക്കുക ഇന്ത്യ ഇവിസ പ്രോഗ്രാമിന്റെ ലോഞ്ച് അംഗമായിരുന്നു തായ്‌വാൻ ഇന്ത്യ ഇവിസ പ്രോഗ്രാം ഉപയോഗിച്ച് തായ്‌വാൻ പൗരന്മാർക്ക് അതിവേഗ പ്രവേശനം ആസ്വദിക്കുന്നു തായ്വാൻ പൗരന്മാർക്ക് ഇന്ത്യ ഇവിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം വിമാന, ക്രൂയിസ് കപ്പൽ വഴി ഇന്ത്യ ഇവിസയ്ക്ക് സാധുതയുണ്ട് ഇന്ത്യ ടൂറിസ്റ്റ് വിസ 1 മാസം, 1 വർഷം അല്ലെങ്കിൽ 5 വർഷത്തേക്ക് ലഭ്യമാണ് ഇന്ത്യ ബിസിനസ് വിസ 12 മാസത്തേക്ക് സാധുതയുള്ളതാണ് മെഡിക്കൽ ആവശ്യങ്ങൾക്കായി ഇന്ത്യ വിസ ഓൺലൈനിലും പ്രയോഗിക്കാൻ കഴിയും വിസ ഫോർ ഇന്ത്യ തായ്‌വാൻ പൗരന്മാർക്കും പാസ്‌പോർട്ട് ഉടമയ്ക്കും ഇലക്ട്രോണിക് ലഭ്യമാണ് അപേക്ഷാ ഫോറം 2014 മുതൽ ഇന്ത്യൻ സർക്കാർ. ഇന്ത്യയിലേക്കുള്ള ഈ വിസ തായ്‌വാനിൽ നിന്നുള്ള യാത്രക്കാരെ അനുവദിക്കുന്നു മറ്റു രാജ്യങ്ങൾ ഹ്രസ്വകാല താമസത്തിനായി ഇന്ത്യ സന്ദർശിക്കാൻ. സന്ദർശനത്തിന്റെ ഉദ്ദേശ്യമനുസരിച്ച് ഈ ഹ്രസ്വകാല താമസം ഒരു സന്ദർശനത്തിന് 30 മുതൽ 90 മുതൽ 180 ദിവസം വരെയാണ്. തായ്‌വാനിലെ പൗരന്മാർക്ക് അഞ്ച് പ്രധാന വിഭാഗങ്ങളായ ഇലക്ട്രോണിക് ഇന്ത്യ വിസ (ഇന്ത്യ ഇവിസ) ലഭ്യമാണ്. ഇലക്ട്രോണിക് ഇന്ത്യ വിസ അല്ലെങ്കിൽ ഇവിസ ഇന്ത്യ ചട്ടങ്ങൾക്ക് കീഴിൽ ഇന്ത്യ സന്ദർശിക്കാൻ തായ്‌വാൻ പൗരന്മാർക്ക് ലഭ്യമായ വിഭാഗങ്ങൾ ടൂറിസ്റ്റ് ആവശ്യങ്ങൾ, ബിസിനസ് സന്ദർശനങ്ങൾ അല്ലെങ്കിൽ മെഡിക്കൽ സന്ദർശനം (ഒരു രോഗിയെന്നോ അല്ലെങ്കിൽ രോഗിയുടെ മെഡിക്കൽ അറ്റൻഡന്റ് നഴ്‌സായോ) ഇന്ത്യ സന്ദർശിക്കുന്നതിനാണ്. വിനോദത്തിനും സന്ദർശനത്തിനും സുഹൃത്തുക്കൾ ബന്ധുക്കൾ ഹ്രസ്വകാല യോഗ പ്രോഗ്രാം ഹ്രസ്വകാല യോഗ കോഴ്സുകൾ ഹ്രസ്വകാല കോഴ്സുകൾ എന്നിവയ്ക്കായി 6 മാസത്തിൽ താഴെയുള്ള ഇന്ത്യ സന്ദർശിക്കുന്ന തായ്‌വാനീസ് പൗരന്മാർക്ക് ഇപ്പോൾ ഒരു മാസത്തേക്ക് ഇ -ടൂറിസ്റ്റ് വിസ എന്നറിയപ്പെടുന്ന ഒരു ഇലക്ട്രോണിക് ഇന്ത്യ വിസയ്ക്ക് അപേക്ഷിക്കാം ഇരട്ട എൻ‌ട്രി 1 വർഷം അല്ലെങ്കിൽ 1 വർഷത്തെ സാധുത (വിസയുടെ രണ്ട് കാലയളവിൽ ഇന്ത്യയിലേക്ക് ഒന്നിലധികം എൻ‌ട്രികൾ). തായ്‌വാൻ പൗരന്മാർക്ക് ഈ വെബ്‌സൈറ്റിൽ ഓൺലൈനിൽ ഒരു ഇലക്ട്രോണിക് ഇന്ത്യൻ വിസയ്ക്ക് (ഇന്ത്യ ഇവിസ) അപേക്ഷിക്കാം, കൂടാതെ ഇവിസയിൽ ഇന്ത്യയിലേക്ക് ഇവിസ സ്വീകരിക്കാനും കഴിയും. തായ്‌വാനീസ് പൗരന്മാർക്ക് ഈ പ്രക്രിയ വളരെ ലളിതമാണ്. 133 കറൻസികളിലൊന്നിൽ ഒരു ഇമെയിൽ ഐഡി, ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണം അല്ലെങ്കിൽ പേപാൽ. ഇന്ത്യയിലേക്ക് പ്രവേശിക്കാനും യാത്ര ചെയ്യാനും അനുവദിക്കുന്ന official ദ്യോഗിക രേഖയാണ് ഇലക്ട്രോണിക് ഇന്ത്യൻ വിസ (ഇന്ത്യ ഇവിസ). ആവശ്യമായ വിവരങ്ങളോടെ ഓൺ‌ലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺ‌ലൈൻ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് പരിശോധിച്ചുറപ്പിച്ച ശേഷം തായ്‌വാൻ പൗരന്മാർക്ക് അവരുടെ ഇവിസ ഇമെയിൽ വഴി ലഭിക്കും. തായ്‌വാനിലെ പൗരന്മാർക്ക് അവരുടെ ഇമെയിൽ വിലാസത്തിലേക്ക് ഒരു ലിങ്ക് അയയ്‌ക്കും ആവശ്യമുള്ള രേഖകൾ മുഖത്തിന്റെ ഫോട്ടോ അല്ലെങ്കിൽ പാസ്‌പോർട്ട് ബയോ ഡാറ്റ പേജ് പോലുള്ള അവരുടെ ആപ്ലിക്കേഷനെ പിന്തുണയ്ക്കുന്നതിന്, ഇവയ്ക്ക് ഈ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാനോ ഉപഭോക്തൃ പിന്തുണാ ടീമിന്റെ ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാനോ കഴിയും. ഒരു ഇലക്ട്രോണിക് ഇന്ത്യ വിസയ്ക്ക് (ഇന്ത്യ ഇവിസ) തായ്‌വാനീസ് പൗരന്മാർ എന്താണ് അപേക്ഷിക്കേണ്ടത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ പൗരന്മാരുടെ ആവശ്യകത ഇന്ത്യ ഇവിസയ്ക്കായി ഇനിപ്പറയുന്നവ തയ്യാറായിരിക്കണം: ക്രെഡിറ്റ് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ പേപാൽ അക്കൗണ്ട് 6 മാസത്തേക്ക് സാധുതയുള്ള സാധാരണ പാസ്‌പോർട്ട് തായ്‌വാൻ പൗരന്മാർക്ക് ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാൻ എത്ര സമയമെടുക്കും ഓൺലൈൻ ഫോം വളരെ ലളിതമാണ്, ഇലക്ട്രോണിക് ഇന്ത്യ വിസ (ഇന്ത്യ ഇവിസ) നുള്ള ഓൺലൈൻ ഫോം പൂർത്തിയാക്കാൻ 1-2 മിനിറ്റ് എടുക്കും. പേയ്‌മെന്റ് നടത്തിക്കഴിഞ്ഞാൽ, വിസയുടെ തരം അനുസരിച്ച് അഭ്യർത്ഥിച്ച അധിക വിശദാംശങ്ങൾ ഇമെയിൽ വഴി നൽകാം അല്ലെങ്കിൽ പിന്നീട് അപ്‌ലോഡുചെയ്യാനും പൂർത്തിയാകാൻ 2-3 മിനിറ്റ് എടുക്കും. തായ്‌വാൻ പൗരന്മാർക്ക് എത്രയും വേഗം ഒരു ഇലക്ട്രോണിക് ഇന്ത്യൻ വിസ (ഇവിസ ഇന്ത്യ) ലഭിക്കുമെന്ന് പ്രതീക്ഷിക്കാം ഇലക്ട്രോണിക് ഇന്ത്യ വിസ 3-4 പ്രവൃത്തി ദിവസങ്ങളിൽ വേഗത്തിൽ ലഭ്യമാണ്. ചില സന്ദർഭങ്ങളിൽ റൈഡ് പ്രോസസ്സിംഗ് ശ്രമിക്കാം. അപേക്ഷിക്കാൻ ശുപാർശ ചെയ്യുന്നു ഇന്ത്യ വിസ നിങ്ങളുടെ യാത്രയ്ക്ക് കുറഞ്ഞത് നാല് ദിവസം മുമ്പെങ്കിലും. ഇലക്ട്രോണിക് ഇന്ത്യ വിസ (ഇവിസ ഇന്ത്യ) ഇമെയിൽ വഴി വിതരണം ചെയ്തുകഴിഞ്ഞാൽ, അത് നിങ്ങളുടെ ഫോണിൽ സംരക്ഷിക്കുകയോ പേപ്പറിൽ അച്ചടിക്കുകയോ വ്യക്തിപരമായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയോ ചെയ്യാം. എംബസിയോ ഇന്ത്യൻ കോൺസുലേറ്റോ സന്ദർശിക്കേണ്ട ആവശ്യമില്ല. ഇലക്ട്രോണിക് ഇന്ത്യ വിസയിൽ (ഇവിസ ഇന്ത്യ) ഏത് തുറമുഖങ്ങളാണ് തായ്‌വാൻ പൗരന്മാർക്ക് എത്താൻ കഴിയുക? ഇലക്ട്രോണിക് ഇന്ത്യ വിസ 3-4 പ്രവൃത്തി ദിവസങ്ങളിൽ വേഗത്തിൽ ലഭ്യമാണ്. ചില സാഹചര്യങ്ങളിൽ റൈഡ് പ്രോസസ്സിംഗ് ശ്രമിക്കാം. ഇത് ശുപാർശ ചെയ്യുന്നു ഓൺലൈനിൽ അപേക്ഷിക്കാം നിങ്ങളുടെ യാത്രയ്ക്ക് കുറഞ്ഞത് നാല് ദിവസം മുമ്പെങ്കിലും. ഇന്ത്യയ്‌ക്കായുള്ള ഇലക്ട്രോണിക് വിസ ഇമെയിൽ വഴി ലഭിച്ച ശേഷം തായ്‌വാൻ പൗരന്മാർ എന്തുചെയ്യണം (ഇവിസ ഇന്ത്യ) ഇലക്ട്രോണിക് വിസ ഫോർ ഇന്ത്യ (ഇവിസ ഇന്ത്യ) ഇമെയിൽ വഴി വിതരണം ചെയ്തുകഴിഞ്ഞാൽ, അത് നിങ്ങളുടെ ഫോണിൽ സംരക്ഷിക്കുകയോ പേപ്പറിൽ അച്ചടിക്കുകയോ വ്യക്തിപരമായി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയോ ചെയ്യാം. എംബസിയോ ഇന്ത്യൻ കോൺസുലേറ്റോ സന്ദർശിക്കേണ്ട ആവശ്യമില്ല. തായ്‌വാനിലെ പൗരന്മാർക്ക് ഇ-വിസ ഫോർ ഇന്ത്യ എങ്ങനെയുണ്ട്? എന്റെ കുട്ടികൾക്കും ഇന്ത്യയ്ക്ക് ഒരു ഇലക്ട്രോണിക് വിസ ആവശ്യമുണ്ടോ? ഇന്ത്യയ്‌ക്കായി ഒരു ഗ്രൂപ്പ് വിസ ഉണ്ടോ? അതെ, എല്ലാ വ്യക്തികൾക്കും അവരുടെ സ്വന്തം പാസ്‌പോർട്ട് ഉള്ള നവജാത ശിശുക്കൾ ഉൾപ്പെടെ അവരുടെ പ്രായം കണക്കിലെടുക്കാതെ ഇന്ത്യയ്ക്ക് ഒരു വിസ ആവശ്യമാണ്. ഇന്ത്യയെക്കുറിച്ചുള്ള കുടുംബം അല്ലെങ്കിൽ ഗ്രൂപ്പുകളുടെ വിസ എന്ന ആശയം ഇല്ല, ഓരോ വ്യക്തിയും സ്വന്തമായി അപേക്ഷിക്കണം ഇന്ത്യ വിസ അപേക്ഷ. ഇന്ത്യയിലേക്ക് വിസയ്ക്കായി തായ്‌വാൻ പൗരന്മാർ എപ്പോഴാണ് അപേക്ഷിക്കേണ്ടത്? അടുത്ത 1 വർഷത്തിനുള്ളിൽ നിങ്ങളുടെ യാത്രയുള്ളിടത്തോളം കാലം ഇന്ത്യ ഇവിസ (ഇന്ത്യയിലേക്കുള്ള ഇലക്ട്രോണിക് വിസ) പ്രയോഗിക്കാൻ കഴിയും. ക്രൂയിസ് കപ്പലിൽ വന്നാൽ തായ്‌വാൻ പൗരന്മാർക്ക് ഇന്ത്യ വിസ (ഇവിസ ഇന്ത്യ) ആവശ്യമുണ്ടോ? ക്രൂയിസ് കപ്പലിൽ വന്നാൽ ഇലക്ട്രോണിക് ഇന്ത്യ വിസ ആവശ്യമാണ്. എന്നിരുന്നാലും, ഇന്നത്തെ കണക്കനുസരിച്ച്, ക്രൂയിസ് കപ്പലിൽ എത്തിയാൽ ഇനിപ്പറയുന്ന കടൽ തുറമുഖങ്ങളിൽ ഇവീസ ഇന്ത്യയ്ക്ക് സാധുതയുണ്ട്: 11 ചെയ്യേണ്ട കാര്യങ്ങളും തായ്‌വാൻ പൗരന്മാർക്ക് താൽപ്പര്യമുള്ള സ്ഥലങ്ങളും N-88, പഞ്ചശീൽ പാർക്ക് ന്യൂഡൽഹി 110017 ഇന്ത്യ വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക ഇവീസ ഇന്ത്യയിൽ (ഇലക്ട്രോണിക് ഇന്ത്യ വിസ) പ്രവേശിക്കാൻ അനുവദിച്ചിരിക്കുന്നു. എയർപോർട്ട്, തുറമുഖം, ഇമിഗ്രേഷൻ ചെക്ക് പോയിന്റുകളുടെ പൂർണ്ണമായ ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക ഇവീസ ഇന്ത്യ (ഇലക്ട്രോണിക് ഇന്ത്യ വിസ) യിൽ നിന്ന് പുറത്തുകടക്കാൻ അനുവദിച്ചിരിക്കുന്നു. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിത സോക്കറ്റ്സ് ലേയർ (എസ്എസ്എൽ) സോഫ്റ്റ്വെയർ സുരക്ഷിതമായി എൻ‌ക്രിപ്റ്റ് ചെയ്യുന്നു ഇവിടെ ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാം, ഏതളവിലും ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെക്കാം, സമാനമനസ്കരുമായി ചങ്ങാത്തം കൂടാം, ആശയങ്ങള്‍ പങ്കുവെക്കാം ടീം ചേതന എന്ന ഒമ്പതംഗ ടീമിന്‍െറ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍െറ ഫലമാണ് ഈ വെബ്സൈറ്റ്. സാങ്കേതിക-കാര്‍ഷിക വിദഗ്ധര്‍ അടങ്ങിയ ടീം ആയിരത്തിലധികം എ4 പേജുകളിലുള്ള കാര്‍ഷിക വിജ്ഞാനമാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൊല്ലം ചിങ്ങം ഒന്നിന് നിലവില്‍വന്ന സൈറ്റിന് ഫേസ്ബുക് ലിങ്കുമുണ്ട്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് കര്‍ഷകര്‍ പേജ് ലൈക് ചെയ്തിട്ടുണ്ട്. സന്ദര്‍ശകരില്‍നിന്ന് ലഭിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ ആദ്യവാരം വിസിറ്റേഴ്സ് കൗണ്ടറുംവെച്ചു. ഇതിനകം സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണം 30,000 കവിഞ്ഞു. സന്ദര്‍ശകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് മാത്രമായി ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. വിജ്ഞാനം, സേവനം, കാഴ്ചപ്പാട് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളാണ് ഈ സൈറ്റിനുള്ളത്. ഒന്നാമത്തെ വിഭാഗത്തില്‍ കേരളത്തില്‍ ഇന്ന് കൃഷി ചെയ്തിരിക്കുന്ന എല്ലാ വിളകളെയും കാര്‍ഷിക സമ്പ്രദായങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണുള്ളത്. ഹൈടെക് കൃഷി, അടുക്കളത്തോട്ടം, പൂന്തോട്ടം, ജൈവകൃഷി, ജീവാണുവളങ്ങള്‍, ജീവാണുമിശ്രിതങ്ങള്‍, ശീതകാല പച്ചക്കറികള്‍, ലഘുയന്ത്രങ്ങള്‍ എന്നിങ്ങനെ ഇന്നത്തെ കാലത്ത് പ്രചാരത്തിലുള്ള കാര്‍ഷിക വിഭാഗങ്ങള്‍ മുതല്‍ നെല്ല്, തെങ്ങ്, സുഗന്ധവിളകള്‍, വാണിജ്യവിളകള്‍, കിഴങ്ങുവിളകള്‍ തുടങ്ങിയ പരമ്പരാഗത കാര്‍ഷിക വിഭാഗങ്ങള്‍വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓരോ വിഭാഗത്തിലും സാധ്യമാകുന്നത്ര ഉപവിഭാഗങ്ങള്‍ തിരിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് അടുക്കളത്തോട്ടം എന്ന വിഭാഗത്തില്‍ പ്ളാനിങ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടെറസിലെ പച്ചക്കറികൃഷി, ഫാമിലി വെജിറ്റബ്ള്‍ ബാഗ്, തടമൊരുക്കല്‍, നടീല്‍ മിശ്രിതം തയാറാക്കല്‍ തുടങ്ങിയ പൊതുവിവരങ്ങള്‍ മുതല്‍ ഓരോ പച്ചക്കറിയിനം തിരിച്ചുള്ള കാര്‍ഷിക പാഠങ്ങള്‍ വരെയാണുള്ളത്. ഹൈടെക് കൃഷി എന്ന വിഭാഗത്തിലാകട്ടെ പോളിഹൗസിലെ കൃഷി, ഗ്രീന്‍ഹൗസിലെ കൃഷി, മഴമറക്കുള്ളിലെ കൃഷി, ഫെര്‍ട്ടിഗേഷന്‍ തുടങ്ങിയ സാങ്കേതിക സ്വഭാവമുള്ള അറിവുകളെല്ലാം ലളിതഭാഷയിലാണ് ചേര്‍ത്തിരിക്കുന്നത്. സേവന വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് നാടന്‍ചന്ത എന്ന വിഭാഗത്തിനാണ്. പൂര്‍ണമായും ഇടനിലക്കാരെ ഒഴിവാക്കുക, അടുക്കളത്തോട്ടത്തിലെ അധികമുള്ള ഉല്‍പന്നങ്ങള്‍ ഏതു ചെറിയ അളവിലും വിപണനം നടത്തുന്നതിന് അവസരമൊരുക്കുക എന്നിവയാണ് ഈ വിഭാഗത്തിന്‍െറ ലക്ഷ്യം. നൂറുശതമാനം സൗജന്യമായ സേവനമാണ് നാടന്‍ചന്തയില്‍ ലഭിക്കുന്നത്. കേരളത്തില്‍ എവിടെയുമുള്ള കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ വില്‍ക്കാന്‍ വെക്കാം. ഒപ്പം സ്വന്തം ഫോണ്‍നമ്പറും നല്‍കുക. ആവശ്യക്കാര്‍ക്ക് ഇവരെ നേരിട്ടു ബന്ധപ്പെടാം. സേവന വിഭാഗത്തിലെ മറ്റു വിഭാഗങ്ങളും കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ളതുതന്നെ. ഉദാഹരണം പ്ളാന്‍റ് ക്ളിനിക്ക്. കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുള്ള വേദിയാണിത്. ഫോട്ടോകളും വിഡിയോകളും സഹിതം സംശയം ഉന്നയിക്കാമെന്നതാണ് ഈ പംക്തിയുടെ സവിശേഷത. കാര്‍ഷിക സര്‍വകലാശാല മുന്‍ ഗവേഷണ വിഭാഗം മേധാവി ഡോ. ആര്‍.ആര്‍. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത്. വിജയകഥകള്‍, നാട്ടറിവുകള്‍, ഓണ്‍ലൈന്‍ പാഠം-വിപണി, കാര്‍ഷിക കൗതുകം, കാര്‍ഷിക കടകളുടെ ജില്ലതിരിച്ചുള്ള പട്ടിക, ധനസഹായം കിട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍, സംരംഭങ്ങള്‍, വിഡിയോ ഗാലറി എന്നിവയും ശ്രദ്ധേയമാണ്. സേവനങ്ങളിലെ ഏറെ വ്യത്യസ്തമായ വിഭാഗമാണ് ടെലിഫോണ്‍ ഡയറക്ടറി. കൃഷി സംബന്ധമായി സംസ്ഥാനത്തുള്ള എല്ലാ ഓഫിസുകളുടെയും ഫോണ്‍ നമ്പറുകള്‍ ജില്ല തിരിച്ച് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്നുള്ള മുഴുവന്‍ സസ്യങ്ങളുടെയും ശാസ്ത്രീയ നാമം വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഉപയോഗപ്രദമാകും. േ കാര്‍ഷിക രംഗം ക്ളബ് എന്നത് ഫേസ്ബുക് പോലെയുള്ള സാമൂഹിക മാധ്യമങ്ങളുടെ അതേരീതിയില്‍ തയാറാക്കിയിരിക്കുന്നതാണ്. ഇവിടെ അംഗമായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് സമാനമനസ്കരായ കര്‍ഷകരെ കണ്ടത്തൊനും കൂട്ടുകൂടാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള സൗകര്യമുണ്ട്. ആശയങ്ങള്‍ മാത്രമല്ല കൃഷി സംബന്ധിച്ച് മനസ്സിലുള്ളതെന്തും സന്തോഷകരമായ അനുഭവങ്ങളും ദു$ഖകരമായ അനുഭവങ്ങളുമൊക്കെ പങ്കുവെക്കാം. ഈ സൈറ്റിന്‍െറ സ്വീകാര്യത ഇനിയും വര്‍ധിപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ടീം ചേതന. കേരളത്തിലെ കാര്‍ഷിക വിജ്ഞാന വ്യാപനത്തെ സമൂലം പരിഷ്കരിക്കുന്നവയാകും ഇവയില്‍ പല കാര്യങ്ങളുമെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷികരംഗം ഡോട്ട് കോമിന്‍െറ മാതൃകയില്‍ ജീവലോകം ഡോട്ട് കോം എന്ന രണ്ടാമതൊരു വെബ്സൈറ്റും തയാറായിക്കൊണ്ടിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങള്‍, ഓമന മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, ഓമനപ്പക്ഷികള്‍, വളര്‍ത്ത് മീനുകള്‍, അക്വേറിയം മത്സ്യങ്ങള്‍, തേനീച്ചകള്‍ തുടങ്ങി ജീവജാലങ്ങളുടെ സമഗ്ര പഠനമാണ് ഈ സൈറ്റില്‍ ഉദ്ദേശിക്കുന്നത്. അതുപോലെ ടീം ചേതനയുടെ തനതു ടച്ചുള്ള വിഭാഗങ്ങളും ഇതിലുണ്ടാകും. 22 വര്‍ഷത്തെ സജീവ കാര്‍ഷിക പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള നെമി ജോര്‍ജാണ് ടീം ചേതനക്ക് നേതൃത്വം കൊടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447001122. 2 സമാഗരിസ സുനാമി 2021 ഇന്നസെന്റ്‌, മുകേഷ്, ലാല്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗ്ഗീസ് നേഹ നായർ, അജു വര്‍ഗീസ്‌ ലാല്‍ ഇന്നസെന്റ്‌, യക്സാൻ ഗാരി പെരേര നേഹ നായർ 3 ആരാണ് സുനാമി 2021 നേഹ നായർ, കേശവ് വിനോദ് ലാല്‍ യക്സാൻ ഗാരി പെരേര നേഹ നായർ സാങ്കേതിക പദങ്ങള്‍ സിനിമ വര്‍ഷം തിരിച്ച് സംവിധായകരുടെ പട്ടിക കഥാകൃത്തുകളുടെ പട്ടിക തിരക്കഥാകൃത്തുകളുടെ പട്ടിക നടന്മാരുടെ പട്ടിക നിയമസഭാ തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിനുള്ളിൽ നിന്നു കൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ മന്ത്രി ഉദ്യോഗാർത്ഥികളെ ബോധ്യപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സമരം അവസാനിപ്പിക്കാൻ നേരത്തെ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ഉദ്യോഗാർത്ഥികൾ മുന്നോട്ട് വെച്ച കാര്യങ്ങൾ മന്ത്രി പരിശോധിക്കും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 33 ദിവസം പിന്നിട്ടിരിക്കുകയാണ്. ചർച്ച ആവർത്തിക്കുന്നതിലപ്പുറം ഉചിതമായ തീരുമാനമാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നതെന്ന് എൽജിഎസ് ഉദ്യോഗാർത്ഥി ലയ രാജേഷ് പ്രതികരിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിൽ ആശങ്കയില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നും എൽജിഎസ് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. You may also like പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകും റിജില്‍ മാക്കുറ്റി ചർച്ചയിൽ പ്രതീക്ഷയെന്ന് സി പി ഒ ഉദ്യോഗാർത്ഥികളും പറഞ്ഞു. കഴിഞ്ഞതവണ നടന്ന ചർച്ചയിൽ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണ നടക്കുന്ന മന്ത്രിതല ചർച്ചയിലും വൈരുദ്ധ്യം ചൂണ്ടിക്കാട്ടും. കാലാവധി അവസാനിച്ച ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിക്കുമെന്നും സി പി ഒ ഉദ്യോഗാർത്ഥികൾ. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയന്റെ നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്. മെയ് 3 ന് സമരം പുനരാരംഭിക്കാനാണ് തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. സിവിൽ പൊലീസ് ഓഫീസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സമര പന്തലിലാണ് രാഹുൽ ആദ്യം എത്തിയത്. എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരുമായും രാഹുൽ സംസാരിച്ചു. എല്ലാ സമരപന്തലും സന്ദർശിച്ച ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരമിരിക്കുന്ന പന്തലിൽ രാഹുൽ എത്തിയത്. ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ പി.സി.ജോർജ് എംഎൽഎ അണിയിച്ച ഷാളുകൾ കത്തിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധം. പി.സി.ജോർജിന്റെ വർഗീയ പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ കോലത്തിൽ ഷാൾ അണിയിച്ച് സമരപ്പന്തലിനു മുന്നിൽ കത്തിച്ചത്. യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതിനു പിന്നാലെ മുസ്‌ലിംലീഗിനും കോൺഗ്രസിനുമെതിരെ ഇന്നലെ ജോർജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. സമരപ്പന്തലിൽ പിന്തുണയുമായി എത്തിയ ആൾ എന്ന നിലയിലാണ് ഷാൾ സ്വീകരിച്ചതെന്നും എന്നാൽ ആ മര്യാദ പോലും അദ്ദേഹം അർഹിക്കുന്നില്ലെന്നും റിയാസും നുസൂറും വ്യക്തമാക്കി. ജോർജ് ഇത്തരക്കാരനാണെന്ന് അറിയാവുന്നതുകൊണ്ടാണ് ഷാൾ സ്വീകരിക്കാത്തതെന്നും വിഷം തുപ്പുന്നയാളാണെന്നും റിജിലും വിമർശിച്ചു. അതിനിടെ 14 ദിവസമായി തുടരുന്ന നിരാഹാര സമരം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഇന്ന് അവസാനിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം. Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് ആലപ്പുഴയിൽ അമ്മയും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ് Sabarimala പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു Omicron ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം ISL ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി Neymar എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബര്‍ 29 വെള്ളിയാഴ്ച തുറക്കും; കേരളം ഒരുങ്ങിയതായി മന്ത്രി യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍ ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം കര്‍ണാടകയിലെ ധാര്‍വാഡ് രാഷ്‌ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് പോപ്പിനെ മോദി ക്ഷണിക്കുമ്പോള്‍: പ്രകാശം പരത്തുന്ന വിളക്കും; പ്രതീക്ഷ നല്‍കുന്ന ഒലീവും അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി ജോണ്‍ ശങ്കരാചാര്യരുടെ ഈ ദീര്‍ഘവീക്ഷണത്തെ ആധുനികകാലത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയത് ശ്രീനാരായണഗുരുവാണ്. അതുകൊണ്ടാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം അരങ്ങേറിയത് ഐക്യകേരളം ഉണ്ടാകുന്നതിനും ര അധികാരകൈമാറ്റം ഒരു യാഥാര്‍ത്ഥ്യമാക്കേണ്ടിവന്ന സാഹചര്യത്തിലാണ് 1946 സപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ താല്‍ക് മണക്കാട്ടെ നാട്ടുകാരെയും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. ഒരു പരിധിക്കപ ഗുരുനാഥന്റെ പരിഹാസരൂപേണയുള്ള ഈ ശകാരം തന്റെ സ്വത്വബോധം ഉണര്‍ന്ന് ആത്മാന്വേഷണത്തിന്റെ വഴിത്താരയിലെത്താന്‍ പ്രേരകമായി എന്ന് ഡോ. പ് സേവനം നല്‍കുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദചിന്തകള്‍ അരുത്. ദുരന്തമുഖത്ത് വേര്‍തിരിവുകളെല്ലാം അപ്രസക്തം. അവിടെ ആരേയും കാത് ഉറകെട്ടു പോയ ഉപ്പും പറയുടെ കീഴില്‍ മറയ്ക്കപ്പെട്ട തിരിനാളവും അതിന്റെ ലക്ഷ്യവും നിയോഗവും സാക്ഷാത്ക്കരിക്കുന്നില്ല. ഈ നിയോഗം നന്മചെയ്യാനുള്ളതാണ്. ഉപ്പു രുചിയും ആഹാരത്തിനു നല്‍കുകയും അഴുകലില്‍ നിന്ന് തടയുകയും ചെയ്യുന്നു. അന്ധകാരത്തില്‍ പ്രകാശം അനേകര്‍ക്ക് വഴിതെളിക്കുന്നു. അപരന്റെ ജീവിതത്തില്‍ രുചിപകരാനും വേദനകളും കുറവുകളുമാകുന്ന അഴുകലില്‍ നിന്ന് തടയാനും നീ ഉപ്പുപോലെയായി തീരണം. ആത്മീയ അന്ധതയുടെ ലോകത്ത് ജ്ഞാനത്തിന്റെ വെളിച്ചം തൂകുന്ന തിരിവെട്ടമാകാനും കഴിയണം. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. തിരുവനന്തപുരം: പൊള്ളുന്നചൂടില്‍ കാത്തുനിന്ന തടവുകാര്‍ക്കിടയിലേക്ക് ആവേശം നിറച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍െറ വരവ്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം നേടിയതിന് പിന്നാലെ തടവറയിലെ ആഘോഷ നിമിഷങ്ങളില്‍ സംബന്ധിക്കാനത്തെിയ താരത്തിന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ദിനാഘോഷത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു ദുല്‍ഖര്‍. കൈയടിയോടെയായിരുന്നു സ്വീകരണം. പിന്നെ, തടവുകാരില്‍ ചിലരുടെ ഹസ്തദാനം. വിനയ് ഫോര്‍ട്, വിനായകന്‍, ബാലചന്ദ്രന്‍ എന്നിവരും ചടങ്ങിന് മാറ്റുകൂട്ടാനത്തെിയിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി രമേശ് ചെന്നിത്തല തിരക്കുകാരണം ഒരുമണിക്കൂര്‍ വൈകിയാണ് എത്തിയത്. ‘സൂപ്പര്‍ താരം മമ്മൂട്ടിയെ പലതവണ ജയിലില്‍ കണ്ടിട്ടുണ്ട്. പക്ഷേ, അത് സിനിമയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍െറ മകനെ ജയിലില്‍ കണ്ടത് നേരിട്ടും ’ -മന്ത്രിയുടെ വാക്കുകള്‍ സദസ്സില്‍ ചിരിപടര്‍ത്തി. മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായ ദുല്‍ഖറിനെ മന്ത്രി പൊന്നാടയണിയിച്ചു. ജയില്‍വകുപ്പിന്‍െറ വകയായിരുന്നു ആദരം. ‘..വാപ്പച്ചിയുടെ വാക്കുകളിലൂടെ മാത്രം കേട്ടറിഞ്ഞ ജയില്‍ നേരിട്ട് കണ്ടറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്..’ -ദുല്‍ഖര്‍ ജയിലനുഭവം പങ്കുവെച്ചു. ‘..വാപ്പച്ചിയുടെ വാക്കുകളിലൂടെ അറിഞ്ഞ ജയിലിന് എന്തെങ്കിലും പരിഷ്കാരം വേണമെങ്കില്‍ അറിയിക്കണം..’- ദുല്‍ഖറിന്‍െറ വാക്കുകള്‍ക്ക് മന്ത്രിയുടെ പ്രതികരണം ഇതായിരുന്നു. ഇതോടെ സദസ്സ് ചിരിയില്‍ മുങ്ങി. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറച്ചുദിവസം സെന്‍ട്രല്‍ ജയിലില്‍ ഉണ്ടാകുമെന്ന് ദുല്‍ഖര്‍ അറിയിച്ചതോടെ തടവുകാരും ആവേശത്തിലായി. സുഗന്ധ ദ്രവ്യങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളായി വിദേശങ്ങളിള്‍ വളരെയധികം പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെ കേരളത്തിന്റെ തനതായ പരമ്പരാഗതമായ കരകൗശല ഉല്പങ്ങള്ക്കും വിദേശികള്‍ക്കടക്കം വളരെയധികം പ്രിയപ്പെട്ടതാണ്.കേരളത്തിന്റെ ഈ പരമ്പരാഗത കരകൗശല വൈദഗ്ദ്യവും,സുഗന്ധ വ്യഞ്ജനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന ആശയമാണ് സ്‌പൈസസ് ഇന്‍ ക്രാഫ്റ്റ്‌സ് ഇതിലൂടെ കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങള്‍ പ്രത്യോകം രൂപകല്പ്പന ചെയ്ത കരകൗശല ഉല്പ്പന്നങ്ങളിലും ബോക്‌സുകളില്യുമായി നല്കുന്നു. കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്‌ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തിൽവേഷമിടുന്നത്. 2010 ൽ പുറത്തിറങ്ങിയ ഡാർലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി – സീരീസ് ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleഒളിമ്പിക്സ്: വനിതകളുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗോഹെയ്ന്‍‍ സെമിയില്‍ Next articleഡാനിഷ് സിദ്ദിഖിയെ താലിബാന്‍ തേടിപ്പിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്; കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെടിവെച്ചു വികൃതമാക്കി വാഹന പരിശോധനയ്ക്കിടെ യുവാവിൻറെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്; നാട്ടുകാർ പ്രതിഷേധിച്ചതോടെ മടക്കി നൽകി: തൊട്ടതിനും പിടിച്ചതിനും ഫൈൻ ഇട്ട് ജനത്തെ കൊള്ളയടിക്കുന്ന പോലീസിനെതിരെ ജനങ്ങളുടെ രോഷ പ്രകടനത്തിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാം Kerala Speaks വാഹന പരിശോധനയ്ക്കിടെ യുവാവിൻറെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്; നാട്ടുകാർ പ്രതിഷേധിച്ചതോടെ മടക്കി നൽകി: തൊട്ടതിനും പിടിച്ചതിനും ഫൈൻ ഇട്ട് ജനത്തെ കൊള്ളയടിക്കുന്ന പോലീസിനെതിരെ ജനങ്ങളുടെ രോഷ പ്രകടനത്തിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാം. മലപ്പുറം: ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ജനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്ന പോലീസ്. ഒടുവില്‍ പൊറുതിമുട്ടി ജനം തിരിച്ച്‌ പ്രതികരിച്ചാലോ? അത്തരമൊരു സംഭവമാണ് മലപ്പുറത്ത് കഴിഞ്ഞ ദിവസം സംഭവിച്ചത്. ബൈക്കിന് ഇന്‍ഷുറന്‍സ് ഇല്ലെന്ന് പറഞ്ഞ് യാത്രക്കാരനില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച്‌ പോലീസ്. ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ പൊലീസിന് പക്ഷെ പിന്നീട് നേരിടേണ്ടി വന്നത് നാട്ടുകാരുടെ വക ചോദ്യശരങ്ങളായിരുന്നു. മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചപ്പോള്‍ എന്തിനാണെന്ന് ചോദിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. ഗര്‍ഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്‌ഐ ഫോണ്‍ വിട്ടുകാെടുത്തില്ല എന്നാണു വൈറലാകുന്ന വീഡിയോയില്‍ പറയുന്നത്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുെകാടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവ് ഹെല്‍മെറ്റ് വെച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ തങ്ങള്‍ കണ്ടതാണെന്നും ഹെല്‍മറ്റ് ഉണ്ടെന്നും അവര്‍ പറഞ്ഞതോടെ മറ്റ് വഴികളില്ലാതെ പോലീസ് സ്ഥലം വിടുകയായിരുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പൊറുതി മുട്ടുന്ന ജനത്തിന്റെ പോക്കറ്റ് കാലിയാക്കുന്ന പൊലീസ് നടപടി വലിയ രോഷത്തിനു കാരണമായിരിക്കുകയാണ്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളും വിഡിയോ പങ്കിട്ട് രോഷം വ്യക്തമാക്കുന്നു. കോവിഡില്‍ നട്ടം തിരിയുന്ന സാധാരണക്കാരന് നേര്‍ക്കുള്ള പൊലീസിന്റെ പിടിച്ചുപറി സജീവ ചര്‍ച്ചയാകുമ്ബോഴാണ് ഈ വിഡിയോയും പുറത്തുവരുന്നത്. ഒടുവില്‍ നിവൃത്തികെട്ട ജനം പോലീസിനോട് പ്രതികരിച്ച്‌ തുടങ്ങിയിരിക്കുകയാണ്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleരാജ്യത്തെ അംഗീകാരമില്ലാത്ത 24 വ്യാജ സര്‍വകലാശാലകളെ കണ്ടെത്തിയതായി കേന്ദ്ര സ‌ര്‍ക്കാര്‍, ഏറ്റവും കൂടുതല്‍ ഉത്തർ പ്രദേശിൽ Next articleമാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം; കൂട്ടുകാരിയുമൊത്ത് മദ്യലഹരിയിൽ പാഞ്ഞ് ബഷീറിൻറെ ജീവനെടുത്ത പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഇപ്പോഴും ഉന്നത പദവിയിൽ: സാധാരണക്കാരന് കേരളത്തിൽ നീതി നിഷേധിക്കപ്പെടുമ്പോൾ. കുർബാനക്രമം ഏകീകരണം: മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞു വച്ചു. പൊതുസ്ഥലത്ത് വെച്ച് വീട്ടമ്മയ്ക്ക് ഭർത്താവിൻറെ ക്രൂരമർദ്ദനം; നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആരോപണവുമായി വീട്ടമ്മ: പൊലീസിനെതിരെ ആരോപണങ്ങളുമായി കോഴിക്കോട് സ്വദേശിനി. സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത യുവാവിനെ സുൽത്താൻ ബത്തേരി പോലീസ് കാർ മോഷണത്തിന് അറസ്റ്റ് ചെയ്തു: വിവാദമായ സംഭവത്തിൽ ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. ശിശുക്ഷേമ സമിതിക്ക് മുന്നിലെ പന്തല്‍ പൊളിച്ചു: പ്രത്യക്ഷ സമരം അവസാനിപ്പിച്ച് അനുപമ. നിയമ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: ആലുവ സിഐയെ ചുമതലയിൽനിന്ന് മാറ്റിയില്ല; സ്റ്റേഷനു മുമ്പിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി അൻവർ സാദത്ത് എംഎൽഎ. തിരുവനന്തപുരത്ത് മദ്യപസംഘം യുവാവിനെ മർദ്ദിച്ച സംഭവം: പരാതിക്കാരൻറെ മൊഴി രേഖപ്പെടുത്തി മുമ്പ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം; പോലീസിന് ഗുരുതര പിഴവ്. ഡ്യൂട്ടി സമയത്ത് പോലീസിന് യൂണിഫോം നിർബന്ധം: കർശന നിർദ്ദേശവുമായി ഹൈക്കോടതി. പോലീസ് സംഘത്തെ ആക്രമിച്ച കോഴിക്കോട് സ്വദേശിയായ ഗുണ്ടാ നേതാവിനെ അതി സാഹസികമായി കീഴടക്കുന്നു: വീഡിയോ ഇവിടെ കാണാം. പിടികിട്ടാപുള്ളിയെ പിടിക്കാൻ എത്തിയ പോലീസ് സ്ക്വാഡിന് നേരെ സിനിമാസ്റ്റൈൽ ആക്രമണം: ആറു പോലീസുകാർക്ക് പരിക്ക്; പ്രതിയെ അതി സാഹസികമായി പിടികൂടി; സംഭവം കോഴിക്കോട്. കെ.എം.സി.സി നാഷ്ണല്‍ ഡേ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. – Pravasa Lokam കെ.എം.സി.സി നാഷ്ണല്‍ ഡേ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. – Pravasa Lokam 2:19 pm വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 1:50 pm നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 9:08 pm കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു. 8:14 pm ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ കെ.എം.സി.സി നാഷ്ണല്‍ ഡേ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുബയ്: യു.എ.ഇ നാല്‍പ്പത്തിയേഴാമത് നാഷ്ണല്‍ഡേ പൂര്‍വ്വാധികം വിപുലമായ ആഘോഷങ്ങളോടെ നടത്താന്‍ കെ.എം.സി.സി തീരുമാനിച്ചു. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ശരീരം ചവിട്ട് പടിയാക്കിയ ജൈസലിനെ ആദരിക്കും. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരം മലയാള മനോരമയിലെ പ്രിന്‍സ് ബി നായര്‍, ചന്ദ്രികയിലെ നിസാം അഹമ്മദ്, എന്‍.ടി.വിയുടെ സുമത്, ഏഷ്യാനെറ്റ് റേഡിയോയിലെ ജസിത സന്‍ജിത്, ജെയ് ഹിന്ദ് ടിവിയിലെ ശ്രീജിത്ത് ലാല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ നല്‍കി ആദരിക്കും. ദുബയ് ഔഖാഫില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കായക്കൊടി ഇബ്രാഹിം മുസ്ലിയാരെ ചടങ്ങില്‍ ആദരിക്കും. ശനിയാഴ്ച വൈകിട്ട് ഗര്‍ഹുദ് എന്‍ഐ മോഡല്‍ സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പിവി അബ്ദുല്‍ വഹാബ് എംപി, ജോസ് കെ മാണി എംപി, കെഎം ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും.ചടങ്ങില്‍ വിളയില്‍ ഫസീല അടക്കമുള്ളവരുടെ ഗാനമേളയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സിക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മറ്റു ഭാരവാഹികളായ അഡ്വ. സാജിദ് അബുബക്കര്‍, പുത്തൂര്‍ റഹ്മാന്‍ ഒകെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, അശ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. സ്കൂളുകളും കോളേജുകളും തുറക്കാൻ മാർഗരേഖ പുറത്തിറക്കി യുജിസി സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചുമുതല്‍ അടച്ചിട്ട രാജ്യത്തെ സര്‍വകലാശാലകളും കോളേജുകളും തുറക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും പാലിക്കേണ്ട പ്രതിരോധ നടപടികളാണ് മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസുകൾ ഘട്ടം ഘട്ടമായി തുറക്കുകയും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ യുജിസി വ്യക്തമാക്കുന്നു. ക്ലാസ് മുറികളിൽ സ്ഥലത്തിന്റെ ലഭ്യതയെ ആശ്രയിച്ച് 50 ശതമാനം വരെ വിദ്യാർത്ഥികളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കും. കേന്ദ്രസര്‍വകലാശാലകള്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അതത് സ്ഥാപനമേധാവിമാര്‍ക്ക് തീരുമാനിക്കാമെന്നും യു.ജി.സി. അറിയിച്ചു. ക്ലാസുകള്‍ തുടങ്ങുകയാണെങ്കില്‍ കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന സര്‍വകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ അതത് സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. സ്ഥാപനങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ പ്രവര്‍ത്തിക്കരുത്. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സ്ഥാപനത്തില്‍ പ്രവേശിക്കരുത്. വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മുഴുവൻ സമയം മാസ്ക് ധരിക്കണം, ഹാൻഡ് സാനിട്ടൈസറുകൾ എല്ലാവരും ഉപയോഗിക്കണം. സംശയാസ്പദമായി രോഗലക്ഷണം കണ്ടെത്തിയാൽ ഉടനടി റിപ്പോർട്ട് ചെയ്യണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, ശുചിത്വ പരിശോധന എന്നിവയ്ക്കായി കർമസമിതികൾ രൂപീകരിക്കണമെന്നും യുജിസി നിർദ്ദേശത്തിൽ പറയുന്നു. India Skills 2021 ഇന്ത്യ സ്കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ ഒന്നാമതായി കേരളം; 16 സ്വർണം 16 വെള്ളി Armed Force Vacancies സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകൾ; കരസേനയിൽ 7476 നേവിയിൽ 1265, എയർഫോഴ്സിൽ 621 Media Academy കോളജ് മാഗസിനുകള്‍ക്കുളള മീഡിയ അക്കാദമി ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി; ഡിസംബർ 25നകം എൻട്രികൾ Apprenticeship തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ്; 7000 രൂപ സ്റ്റൈപെൻഡ് സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് സിഇഒ; വൈറലായി വീഡിയോ MDMA എംഡിഎംഎ മയക്കുമരുന്നുമായി കോഴിക്കോട് യുവതിയും യുവാവും പിടിയിൽ Sorcery: ആശുപത്രിയിൽ കൊണ്ടുപോയില്ല, മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചുവെന്ന് ബന്ധുക്കൾ Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍, കാണാം അമേരിക്ക ഈ ആഴ്ച ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു ഭക്ഷ്യസംസ്‌ക്കരണംരംഗത്ത് Food Safety and Standard Act 2006 നിലവില്‍ വന്നതും, വരാനിരിക്കുന്ന ഭക്ഷ്യസുരക്ഷാബില്ലും തൊഴില്‍ രംഗത്ത് അനന്തസാധ്യതകളാണ് തുറക്കുന്നത്. തൊഴില്‍ സംരംഭകത്വത്തിന് ഏറെ സാധ്യതയുള്ള മേഖല കൂടിയാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിയ്ക്കും. വായ്പാ മൊറട്ടോറിയത്തിൽ വാഗ്ദാനങ്ങൾ ലംഘിച്ച് കേന്ദ്ര സർക്കാരും ആർബിഐയും മലക്കം മറിഞ്ഞു. ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക നയരൂപീകരണത്തില്‍ കോടതി ഇടപെടരുതെന്ന ആവശ്യവും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്. രണ്ടു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സത്യവാങ്മൂലം അപൂര്‍ണ്ണമാണെന്നും വിവിധ മേഖലകള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. താല്ക്കാലിക ആശ്വാസം മാത്രമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് കോവിഡ് മൂലം പരീക്ഷ മുടങ്ങിയവര്‍ക്ക് വീണ്ടും നീറ്റ് പരീക്ഷ ഐ എസ് ബന്ധമെന്ന് സംശയം- കശ്‌മീരി ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ ലോക്ഡൗണ്‍ ഭീതി: കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു രാഷ്ട്രീയ പാർട്ടികൾ ഡൽഹിയില്‍ കലാപം വളർത്തുന്നുവെന്ന് എഎപി ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു യു കെ യിലെ ഗവേഷണ സ്ഥാപനമായ Compatritech 2019 ഒക്ടോബറിൽ പുറത്തുവിട്ട കണക്കനുസരിച്ച്, ഭരണകൂടങ്ങൾ ജനങ്ങളെ നിരീക്ഷണത്തിനു വിധേയരാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ, റഷ്യയും ചൈനയും കഴിഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത് എന്നതു നമുക്കൊട്ടും അഭിമാനിക്കാൻ വക തരുന്നതല്ല. അവരുടെ പഠനത്തിൽ 2021ൽ ലോകത്തിൽ ഏറ്റവും കൂടുതൽ നിരീക്ഷിക്കപ്പെടുന്ന നഗരങ്ങളിൽ ഡൽഹിയും ചെന്നൈയും ചൈനയിലെ നഗരങ്ങൾ ന്യൂയോർക്ക് എന്നിവയെപ്പോലും കടത്തിവെട്ടിയിരിക്കുന്നു ! സ്വകാര്യതാപരിരക്ഷയും നിരീക്ഷിണത്തിൻറെ തോതും പഠിക്കാൻ Comparitech 47 രാജ്യങ്ങളിലെ അതാതു മേഖലകൾ വിലയിരുത്തി ആ ഗവൺമെന്റുകൾ എവിടെയാണ് പരാജയപ്പെടുന്നതെന്ന് മനസ്സിലാക്കാനൊരു ശ്രമം നടത്തി. ഇത് ചെയ്യുന്നതിന്, ബയോമെട്രിക്സ്, സിസിടിവി എന്നിവയുടെ ഉപയോഗം മുതൽ ഡേറ്റപങ്കിടൽ, ഡേറ്റസൂക്ഷിക്കൽ നിയമങ്ങൾ വരെയുള്ള നിരവധി വിഭാഗങ്ങൾ അവർ പരിശോധിച്ചു. ഈ പഠനത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാർ അവരുടെ സർക്കാരിൽ നിന്നു തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റഭീഷണി നേരിടുന്നു എന്ന് കണ്ടെത്തുകയും അതിൻറെ കാരണങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുമുണ്ടായി. അതിൽ, പൗരന്മാരുടെ സ്വകാര്യതയെ ഭീഷണിപ്പെടുത്തുന്ന ദുർബലമായ നിയമങ്ങളെയും ചട്ടങ്ങളെയുമാണു കമ്പനി പ്രധാനമായും കുറ്റപ്പെടുത്തിയത്. നിലവിൽ ഡേറ്റാപരിരക്ഷണത്തിനായി ആധികാരികമായ ഒരു വകുപ്പുപോലും നമുക്കില്ലാത്തതുകൊണ്ട് സ്വകാര്യതാ പരിരക്ഷകൾ വളരെ ദുർബലമാണ് എന്നർത്ഥം. ഇന്ത്യയുടെ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബില്ലിന്റെ ആദ്യ കരട് രൂപീകരിച്ച പാനലിന്റെ തലവനായ റിട്ട്.ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ 2019 ലെ അവസാന പതിപ്പിനെ നിശിതമായി വിമർശിക്കുകയുണ്ടായി. “പരമാധികാരത്തിന്റെയോ, പൊതുസംവിധാനത്തിന്റെയോ അടിസ്ഥാനത്തിൽ സർക്കാരിന് എപ്പോൾ വേണമെങ്കിലും സ്വകാര്യ ഡേറ്റയിലോ അല്ലെങ്കിൽ സർക്കാർ ഏജൻസി ഡേറ്റയിലോ കടന്നുകയറാൻ കഴിയും. ഇതപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും അവർ സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തിരിക്കുന്നതിനാൽ ഇത് അങ്ങേയറ്റം അപകടകരമാണ്” എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത് കൂടാതെ രാജ്യത്തെ ‘ഓർ‌വെല്ലിയൻ രാഷ്ട്രമായി മാറ്റാൻ‌ കഴിയുന്ന ഒരു നിയമനിർമ്മാണമാണിത് ചാരസോഫ്റ്റ് വേറായ ‘ പെഗാസസ്സ്‘ ജനങ്ങളെ നിരീക്ഷിക്കാൻ സർക്കാരുപയോഗിച്ചോ എന്ന് സുപ്രീം കോടതിയിൽ ചോദ്യമുയർന്ന ദിവസവും ‘ഓർവെല്ലിയൻ രാഷ്ട്രം‘ എന്ന് ചീഫ് ജസ്റ്റിസ് പരാമർശിക്കുയുണ്ടായല്ലോ “ഇന്ത്യയുടെ പരമാധികാരവും സമഗ്രതാ താൽപ്പര്യവും” ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ഏതു സർക്കാർ ഏജൻസിയേയും സ്വകാര്യതാ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രത്തെ അനുവദിക്കുന്ന രീതിയിൽ രൂപപരിണാമം സംഭവിച്ച 2019 ലെ ബില്ലാണു അദ്ദേഹത്തെ ഇത്രയും അസ്വസ്ഥനാക്കിയത്. ഇസ്രായേലി ചാരനിരീക്ഷണ പ്രോഗ്രാമായ പെഗാസസ് ഉപയോഗിക്കുന്ന ഓപ്പറേറ്റർമാർ, വാട്‌സ്ആപ്പ് വഴി ഇന്ത്യൻ അവകാശ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ നിരീക്ഷിച്ചുവെന്ന ആരോപണം പുറത്തുവന്നപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു – “ഞാൻ അങ്ങേയറ്റം ആശങ്കാകുലനാണ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, 1984 ലെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, മൂത്തസഹോദരനേപ്പോലൊരാൾ നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഓർവെല്ലിയൻ രാജ്യത്തിലേക്ക് നമ്മൾ വഴുതിവീഴുകയാണ്. വ്യക്തിഗത ഡേറ്റാ സംരക്ഷണ ബില്ലിനുള്ള (PDP) സംയുക്ത പാർലമെന്ററി കമ്മിറ്റിയിലെ 30 അംഗങ്ങളിൽ അഞ്ച്പേർ വിയോജനക്കുറിപ്പുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് എന്നതാണ് ഈ ബില്ലിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത. ഇതിൽ മൂന്നുപേർ കേന്ദ്രസർക്കാരിനെയോ അതിന്റെ പരിധിയിൽ വരുന്ന മറ്റേതെങ്കിലും ഏജൻസിയെയോ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കുന്നതിന് അനുവദിക്കുന്ന വിവാദമായ വകുപ്പിലാണു മാറ്റങ്ങൾ ആവശ്യപ്പെടുന്നതെന്നറിയുന്നു,പെഗാസസ് സ്‌പൈവെയർ കേസിലെ സമീപകാല വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പൗരരുടെ സ്വകാര്യതയിലേക്ക് ഗവൺമെന്റ് ഒളിഞ്ഞുനോക്കിയതായി ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഈ വിയോജിപ്പിനു കൂടുതൽ പ്രാധാന്യം കൈവരുന്നുണ്ട്. പെഗാസസ്സ് കേസ് പഠിക്കാനും ശുപാർശകൾ നൽകുവാനുമായി സുപ്രീംകോടതി ഏർപ്പെടുത്തിയ ജസ്‌റ്റിസ് രവീന്ദ്രൻ കമ്മിറ്റിയുടെ ദൗത്യം, പ്രാഥമികമായി പെഗാസസ് സോഫ്‌റ്റ്‌വെയർ ഇന്ത്യക്കാരിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനും പുറമേ, വിശാലമാണ്. പത്തൊൻപതാം നൂറ്റാണ്ട് മുതലുള്ള നിയമങ്ങൾ, നിരവധി സംസ്ഥാന നിയന്ത്രണങ്ങൾ,ഇനിയും തീരുമാനമാകാതെ കിടക്കുന്ന വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ, ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റിയുടെ മുൻ റിപ്പോർട്ട് എന്നിവ, പരിഗണിക്കേണ്ട നിരവധി വിഷയങ്ങളിൽ ചിലത് മാത്രമാണ്. സ്വകാര്യത സംരക്ഷിക്കുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പൗരന്മാർക്ക് ഉപയോഗിക്കാവുന്ന നടപടിക്രമങ്ങൾക്കും ഒരു നിയമ വ്യവസ്ഥയ്ക്കും കൂടി ശുപാർശകൾ നൽകാനും സമിതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്, കൂടാതെ സുപ്രീം കോടതിക്ക് ഏർപ്പെടുത്താവുന്ന ഏതെങ്കിലും ഇടക്കാല സംവിധാനത്തിനുള്ള സാധ്യതയും. പെഗാസസ് ഉപയോഗിച്ച് ഇൻഡ്യൻ പൗരന്മാരുടെ ഫോണുകൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ വീണ്ടും ഈ കഴിഞ്ഞ ജുലൈമാസത്തിൽ ഇന്ത്യയിൽ നിന്നുള്ള ‘ദി വയർ’ ഉൾപ്പെടെ 17 മാധ്യമ സ്ഥാപനങ്ങളുടെ ആഗോള സഹകരണ ഗ്രൂപ്പ്, പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞത് “ നിയമം ഉണ്ടായിരുന്നെങ്കിൽ, അവർക്ക് സർക്കാരിനെതിരെ കേസെടുക്കാമായിരുന്നു, കാരണം ഇത് (ഗൂഢാലോചന) സർക്കാരിന് മാത്രമേ ചെയ്യാൻ കഴിയൂ, മറ്റാർക്കും കഴിയില്ല.“ എന്നായിരുന്നു. കേന്ദ്ര സർക്കാർ രാജ്യത്തെ മുഴുവൻ വാഹന രജിസ്ട്രേഷൻ ഡേറ്റാബേസിന്റെയും പകർപ്പ് ഒരു സ്വകാര്യ ഇന്ത്യൻ കമ്പനിക്ക് വിറ്റത് ഏകദേശം ആറുവർഷം മുൻപായിരുന്നു. ഇത്രയും ഭീമമായ ഒരു വ്യക്തിവിവരച്ചോർച്ച പക്ഷെ പൊതുജനശ്രദ്ധയിൽ പെട്ടിട്ടുതന്നെയില്ല ഈയടുത്തകാലത്തായുണ്ടായ ഉദാഹരണങ്ങൾ മാത്രമെടുത്താൽ,കഴിഞ്ഞ മെയ് മാസത്തിൽ എയർ ഇന്ത്യയും ജൂബിലന്റ് ഫുഡ് വർക്കുകളും ഉപഭോക്തൃഡേറ്റ അപകടത്തിലാക്കുന്ന സുരക്ഷാചോർച്ചകൾക്കു സാക്ഷ്യം വഹിക്കേണ്ടിവന്നു.മറ്റൊന്ന് കെ .വൈ.സി രജിസ്‌ട്രേഷൻ ഏജൻസിയായ cdsl ventures limited ൽ നിന്നുള്ളതായിരുന്നു. നിക്ഷേപകരുടെ അതീവ രഹസ്യസ്വഭാവമുള്ള, വ്യക്തിപരവും സാമ്പത്തികവുമായ, ഡേറ്റയിലേക്ക് അനധികൃതമായ കയ്യേറ്റങ്ങളുണ്ടായേക്കുമെന്ന ഒരു നിർണായക സുരക്ഷാപ്രശ്‌നം സൈബർ സുരക്ഷാ ഗവേഷകരുടെ ഒരു സംഘം തന്നെ അവർക്കു മുന്നറിയിപ്പ് കൊടുക്കേണ്ടിവന്നു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയിലിന്ന് ജനങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നത് എങ്ങനെയെന്നതിന്റെ ഒരു ഏകദേശ വിവരണം താഴെ കൊടുക്കുന്നു. ജനങ്ങൾക്ക് തങ്ങളുടേതു മാത്രമായ ഒരു തിരിച്ചറിയൽ നമ്പർ നൽകുന്ന ആധാർ തിരിച്ചറിയൽ പദ്ധതി, 123 കോടി ജനങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന ഏറ്റവും വലിയ ഒരു വ്യക്തിഗതവിവരശേഖര കേന്ദ്രമാണ്‌ .ആധാർ സൂക്ഷിച്ചിരിക്കുന്ന ഈ വിവരശേഖരത്തിൽ വ്യക്തികളുടെ വിരലടയാളം, കൃഷ്ണമണിയുടെ സൂക്ഷ്മചിത്രം, വ്യക്തിയുടെ വിനിമയങ്ങൾ അഥവാ കൊടുക്കൽ വാങ്ങലുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് എന്നിവ പോലുള്ള വിവരങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് ആ വിവരശേഖരം സുരക്ഷിതമല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള ശക്തമായ സാദ്ധ്യതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഒരു ഇൻഡ്യൻ പൗരൻ്റെ ആധാർ വിവരങ്ങൾ ചെറിയ ഒരു തുകയ്ക്ക് വാങ്ങാൻ ഏതാനും നിമിഷങ്ങൾ മതിയാകുമെന്നത് ഇന്നൊരു വാർത്തയേ അല്ലാതായിരിക്കുന്നു. ആധാർ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും,വ്യാജ രേഖകൾ സൃഷ്ടിക്കുന്നതും വ്യാജവിരലടയാളം വരെ തയാറാക്കുന്നതുമൊക്കെ നടന്നുകഴിഞ്ഞതാണ് ആധാർ നിർബ്ബന്ധമാക്കരുതെന്ന അതിപ്രധാന സുപ്രീം കോടതി വിധി അവഗണിച്ചുകൊണ്ട് പല സേവനങ്ങൾക്കും ആധാർ അത്യാവശ്യമാക്കിത്തന്നെ സർക്കാർ മുൻപോട്ടു പോകുകയാണ് ഗുരുതരമായ ആശങ്കയുണർത്തുന്ന ഒരു വാർത്ത ഈയിടെ വന്നത്, പൂർത്തിയാകാതെ കിടക്കുന്ന തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ ഓർമ്മിപ്പിച്ച കൂട്ടത്തിൽ വോട്ടർ ഐഡി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കുന്ന കാര്യവും ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് ഈ പരിഷ്ക്കാരത്തിൽ പ്രയോജനങ്ങളെക്കാൾ അപകടങ്ങൾ കൂടുതലാകുന്നതിനു നിരവധി കാരണങ്ങളുണ്ട്. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിൻറെ അഭാവം, ഏകീകരണസംവിധാനത്തിലെ വ്യക്തതയില്ലായ്മ, മുൻപു നടന്ന ശ്രമങ്ങളിലുണ്ടായ വിള്ളലുകളുടെ അനുഭവം, വിവര ചോർച്ചയുടെ അപകടം, വോട്ടർമാരുടെ അവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യത എന്നിവ അവയിൽ ചിലതു മാത്രം. വോട്ടർ പട്ടികയെ ദുരുപയോഗം ചെയ്യുന്നതിനും അതിൻ്റെ സത്യസന്ധതയെപ്പോലും ദുർബലപ്പെടുത്തുന്നതിനും ഇടയാക്കുന്ന ഒരു നടപടിയായി ഇതു മാറിയേക്കാം. ഒരു ആധാർ കാർഡ് ലഭിക്കാൻ ഉപയോഗിക്കന്ന ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള ജനസംഖ്യാ വിവരങ്ങൾ ,ഒരു EPIC (Electronic Privacy Information Center ഡേറ്റാബേസിനു തെറ്റായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.ഒരു വിഭാഗത്തിനെ മാത്രമുദ്ദേശിച്ച് പ്രത്യേക ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പരസ്യങ്ങൾക്കും, ഒരു പക്ഷേ വോട്ടവകാശം തന്നെ നിഷേധിക്കുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടാം. ഇത് തടയുന്നതിനുള്ള സ്ഥാപന-സാങ്കേതിക സംവിധാനങ്ങൾ ഈ പരിഷ്ക്കാരം നടപ്പാക്കുന്നതിന് മുമ്പ് ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ വെബ്‌സൈറ്റുകൾ തന്നെ ആധാറുമായി ബന്ധപ്പെട്ട ഡേറ്റ പരസ്യമാക്കിയിട്ടുണ്ടെന്ന് 2017 ൽ യുഐ‌ഡി‌ഐക്ക്, ഒരു വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ സമ്മതിക്കേണ്ടിവന്നിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പുമുതൽ വ്യാജരേഖകളുണ്ടാക്കി ദുരുപയോഗം ചെയ്യുന്നതുവരെയുള്ള ആധാർ തട്ടിപ്പുകൾ വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൽ പറയുന്നു ചുരുക്കത്തിൽ, അടിസ്ഥാനപരമെന്ന് സുപ്രീംകോടതി സമ്മതിക്കുന്ന പൗരന്മാരുടെ സ്വകാര്യവിവരങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടില്ല എന്ന യാതൊരുറപ്പും നമുക്കില്ല എന്നതാണു വസ്തുത. ഇന്ത്യയിലെ അധികാരികൾ, വാട്ട്സാപ്പ് പോലെയുള്ള സ്വകാര്യസന്ദേശങ്ങളിൽ പോലും വ്യക്തികളുടെ വിരലടയാളം ചേർത്ത് ആളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. സിസിടിവി ഉപയോഗം ഇൻഡ്യയിൽ നിയന്ത്രിച്ചിട്ടില്ല. മാത്രമല്ല, അതുമായി ബന്ധപ്പെട്ട സ്വകാര്യതാനിയമങ്ങൾ വളരെ അവ്യക്തവും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതുമാണ്. പൊതുജനങ്ങളുടെ സ്വകാര്യഡിജിറ്റൽ വിവരങ്ങളുടെ ഡേറ്റ ഡീക്രിപ്റ്റ് (തുറന്നു പരിശോധിക്കുക) ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും അവരുടെ വിനിമയങ്ങൾ തടസ്സപ്പെടുത്തുന്നതിനും പത്തു സർക്കാർ ഏജൻസികൾക്ക് കുറച്ചുകാലം മുൻപ് അനുമതി നൽകിയിട്ടുണ്ട്.സേവന ദാതാക്കൾ ഇതിനോട് സഹകരിക്കാതിരിക്കുകയോ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, അവർക്ക് ഏഴു വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും. ഇന്ത്യ പതിവായി യുഎസുമായി വിവരങ്ങൾ പങ്കിടുകയും ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ പതിവായി പങ്കിടണമെന്ന് ആവശ്യപ്പെടുന്ന വിവിധ രാജ്യങ്ങളുമായി ഒന്നിലധികം പരസ്പര-സഹായ കരാറുകൾ നടത്തുകയും ചെയ്യുന്നു. മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിയമങ്ങളുടെ അഭാവത്തിൽ, പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ ഇന്നു ലോകത്ത് നൂറ്റിനാൽപ്പതാം സ്ഥാനത്തുമാത്രമാണ് ആറ് മാധ്യമപ്രവർത്തകരെങ്കിലും (കുറഞ്ഞത്) 2018ൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ടു. ” 2020 January യിൽ മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ unedited പതിപ്പ് കാലോചിതമായ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിക്കുന്നത് “ by അച്യുതൻ വടക്കേടത്ത് രവി 1 week ago കുറച്ച് വർഷങ്ങൾക്ക് മുന്നെ ഒരു പൂരത്തിന്റെ അന്നായിരുന്നു ദിൽജിത്തിൻറെ  മരണം. പൂരം എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസിലൂടെ കടന്ന് പോകാനിടയുള്ള തൃശ്ശൂർ ജില്ലയിലാണ് ദിൽജിത്തിന്റെ നാട്. ഗുരുവായൂർ- എറണാകുളം പടിഞ്ഞാറൻ ഹൈവേ കടന്ന് പോകുന്നത് ദിർജിത്തിൻറെ  ഗ്രാമത്തിലൂടെയാണ്. ഈ ഹൈവേയുടെ പടിഞ്ഞാറ് വശത്തുള്ള ഭഗവതി ക്ഷേത്രത്തിലെ പൂരത്തിൻറെ  അന്നാണ് അവൻ മരണപ്പെടുന്നത്. മരണപ്പെട്ടു എന്നല്ല, കൊല്ലപ്പെട്ടു എന്നാണ് പറയേണ്ടത്. ആ തവണത്തെ പൂരം അവനും അവന്റെ ടീമിനും പ്രത്യേകത നിറഞ്ഞ ഒന്നായിരുന്നു. അതിന് ഒരു ഫ്ലാഷ് ബാക്കുണ്ട്. അത് അതിൻറെ  മുന്നത്തെ പൂരവുമായി ബന്ധപ്പെട്ടതാണ്. ഏഴ് ദേശങ്ങളിൽ നിന്നാണ് ഭഗവതി ക്ഷേത്രത്തിലേക്ക് പൂരം വരുന്നത്.അതിൽ ഒന്ന് ദിൽജിത്ത് കൂടി അംഗമായ യുവജന ക്ലബാണ് കൊണ്ട് വരുന്നത്. ദിൽജിത്ത് അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. ക്ലബിലെ ആദ്യ ബാച്ച് കഴിഞ്ഞാൽ, അടുത്ത ബാച്ചിലെ സീനിയർ. മുതിർന്ന ആളുകളിൽ അവന് അടുപ്പം ഉള്ളവർ ഓട്ടോ ഡ്രൈവർ രതീഷേട്ടൻ, ദിൽജിത്തിൻറെ  കോളേജിൽ തേഡ് ഇയറിൽ പഠിക്കുന്ന സന്ദീപ്, മൊബൈൽ ഷോപ്പ് നടത്തുന്ന, ക്ലബിൻറെ  ഫുട്ബോൾ കോച്ച് റിയാസ്ക്ക, പിന്നെ സുഭാഷേട്ടൻ. മൂപ്പര് പുജാരി ആയിരുന്നു. ഈ നാല് പേരാണ് കൂടുതലും ക്ലബിലെ മേൽനോട്ടം. ദിൽജിത്തിന് അമ്മ മാത്രമേ ഉള്ളൂ. അച്ഛൻ നാല് വർഷം മുന്നെ മരണപ്പെട്ടതാണ്. അമ്മക്ക് ദിൽജിത്ത് ഈ ക്ലബ് പരിപാടിയും, പൂരവും, കളിയും, സിനിമയും, ഗാനമേളയും, കറക്കവും, ചൂണ്ടലും മറ്റുമായി നടക്കുമ്പോൾ എതിർപ്പില്ലാതിരുന്നത് ആ നാല് പേരിലുള്ള വിശ്വാസം കൊണ്ടാണ്. അവരൊപ്പമാണ് ഉള്ളതെങ്കിൽ ഒരു പ്രശ്നത്തിലും പോയി പെടൂല്ലാന്ന് അവർക്ക് ഉറപ്പായിരുന്നു. അവർക്ക് മാത്രമല്ല ആ ക്ലബിലെ മറ്റ് പിള്ളേരുടെ വീട്ടുകാർക്കും അങ്ങിനെയൊരു ഉറപ്പുണ്ട്.ഒരു പക്ഷെ നാല് പേരും ഒരു പേരു ദോഷം ഉണ്ടാക്കിയിട്ടില്ലാ എന്നത് കൊണ്ടായിരിക്കും. ഓട്ടോ ഓടിക്കുന്നതിന് മുന്നെ രതീഷേട്ടൻ ബസ് ഡ്രൈവറായിരുന്നു. കൂട്ടത്തിൽ ഏറ്റോം മൂത്തതാണ് മൂപ്പര്. മുപ്പത്തിയഞ്ച് കഴിഞ്ഞു. കല്യാണം കഴിച്ചിട്ടില്ല. വീട്ടിൽ അമ്മയുണ്ട്, ഒരു പെങ്ങളും പെങ്ങള് ഡിഗ്രി കഴിഞ്ഞ്, പി എസ് സി ക്കു ട്രൈ ചെയ്യാണ്. കല്യാണം കഴിക്കാൻ അവരും ബന്ധുക്കളും ഈ കൂട്ടുകാരും നിർബന്ധി ക്കുന്നുണ്ട്. പക്ഷെ മൂപ്പര് പഴയൊരു പ്രണയ നഷ്ടത്തിൻറെ  വേദനയിലങ്ങനെ… ബസ് ഡ്രൈവറായിരുന്ന കാലത്താണ് സംഭവം. ആറേഴ് വർഷം മുന്നെ .ഞാൻ അന്ന് പ്ലസ്ടുവിലാണ്. ഞാൻ മിക്കപ്പോഴും മൂപ്പര് ഓടിച്ചിരുന്ന ബസിലേ കേറൂ. മറ്റൊന്നുമല്ല ഗംഭീര പാട്ട് കളക്ഷനായിരുന്നു മൂപ്പരുടേല്. തൃശ്ശൂര് പോകുമ്പോഴും, വരുമ്പോൾ കാത്ത് നിന്നിട്ടായാലും അതിൽ കേറാൻ പാട്ടുകൾ തന്നെയായിരുന്നു കാരണം. പാടേം ചെയ്യും മൂപ്പര് തരക്കേടില്ലാതെ..ഡീസന്റ് പണിക്കാരനും ആയിരുന്നു.ഒരു ലീവ് പോലും എടുക്കാതെ. വേറെ അലമ്പൊന്നും ഇല്ലാതെ. പെണ്ണുങ്ങളും കുട്ട്യോളും അടക്കം എല്ലാർക്കും ഭയങ്കര കാര്യാർന്നു മൂപ്പരെ. ഇന്നും. ബസിലെ മൂഡങ്ങ് മാറും.മൂപ്പരുടെ മുഖത്തെ ചിരിയുടെ, സ്‌റ്റിയറിങ്ങ് പിടുത്തത്തിന്റെ,ഹോണടിയുടെ എല്ലാം. ചേച്ചിക്ക് പക്ഷെ ഒരു ഭാവമാറ്റവും ഉണ്ടാകില്ല. ചേച്ചിക്ക് അറിയാം ഇത് ചേച്ചിക്ക് വേണ്ടിയാണെന്ന്. ചേച്ചിയെ ഉള്ളിലെ തീ അറിയിക്കാൻ വേണ്ടിയാണെന്ന്. അതൊന്ന് കെടുത്തി ഒപ്പം കൂട്ടിരിക്കാനാണെന്ന്. പക്ഷെ മൂപ്പരുടെ മുഖത്തേക്ക് നോക്കിയാലും ചേച്ചിയുടെ മുഖഭാവം മാറില്ല. ചിരിക്കില്ല.’ എനിക്കറിയാം രതീഷേ’ന്ന് കണ്ണിലുള്ളതായി തോന്നാറുണ്ട്. കണ്ണിൽ തന്നെ കുടുക്കി ഇടുന്നതാകും. ചെറിയൊരു ഭാവമാറ്റം കൊണ്ട് പോലും ഒരു മറുപടി കൊടുക്കില്ല. കുഞ്ഞുട്ടൻ തന്നെ പറഞ്ഞതാണ് ചേച്ചിയുടെ ഈ സ്ഥായീഭാവം സാഹചര്യങ്ങൾ കൊണ്ട് ഉണ്ടായി പോയതാണെന്ന് ചേച്ചി കോളേജ് കഴിഞ്ഞിരിക്കുമ്പോൾ അമ്മ മരിച്ചു. അത് കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് മാനസികാരോഗ്യം നഷ്ടപ്പെട്ടു. ജോലിക്ക് പോയില്ലെങ്കിൽ ജീവിതം മുന്നോട്ട് പോകില്ല. കാലത്ത് പോരുമ്പോൾ അച്ഛനെ മുറിയിലാക്കി പൂട്ടി, വീട് പൂട്ടി, താക്കോൽ അടുത്ത വീട്ടിലേല്പിച്ച് പോരും.ആ ഇറങ്ങുന്ന നേരത്ത് മൂപ്പര് കുറെ ബഹളമുണ്ടാക്കും. എന്തേലൊക്കെ തകർക്കും, അലറും അരമണിക്കൂർ അത് നീണ്ട് നിൽക്കും. പിന്നെ ഉറങ്ങും. തോന്നുമ്പോൾ എണീറ്റ് ഭക്ഷണം കഴിക്കും. ആ അരമണിക്കൂർ കഴിഞ്ഞാൽ ഒരു ശാന്തതയാണ്. അത് തന്നെയാണ് ചേച്ചിയുടെ മുഖത്ത് എപ്പോഴും. സഹതാപം കൊണ്ട് ഉണ്ടായ പ്രണയമാണല്ലേ എന്ന എൻറെ  സംശയം കുഞ്ഞുട്ടൻ തന്നെ തിരുത്തി. ഇതിനൊക്കെ മുന്നെ മൂപ്പർക്ക് ചേച്ചിയെ ഇഷ്ടമാണ് എന്ന്.. പറയാൻ ഉള്ള പേടി, കോംപ്ലക്സ്, ഒരു ‘നോ’ താങ്ങാൻ ഉള്ള ശക്തിയില്ലായ്മ. വർഷങ്ങൾ കഴിഞ്ഞു  പോയത് മൂപ്പര് ഓർത്തില്ല. അങ്ങിനെ ഇരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ചേച്ചിയുടെ അച്ഛൻ ജനലിൽ തൂങ്ങി. മൂന്ന് ദിവസം ചേച്ചിയെ കാണാതെ ആയപ്പോൾ ഉണ്ടായ അന്വേഷണത്തിൽ അത്തറ് മുറമ്മദ്ക്ക പറഞ്ഞാണ് കാര്യം അറിയുന്നത്. അതിൻറെ  പിറ്റേന്ന് എൻറെ  ഓർമ്മയിൽ ആദ്യമായി രതീഷേട്ടൻ ലീവെടുത്തു. വെറുതെ വീട്ടിലിരിക്കാൻ. രണ്ട് മാസം കഴിഞ്ഞപ്പോൾ മുതലാളി നിർബന്ധിച്ചപ്പോൾ ചേച്ചിയുടെ വീട്ടിൽ പോയി. ഈ നിസഹായാവസ്ഥയിൽ ചെന്ന് പെണ്ണ് ചോദിക്കുന്നത് ധൈര്യമില്ലായ്മ ഊട്ടി ഉറപ്പിക്കലും, മോശത്തരവും ആകുമെന്ന് മൂപ്പര് പറഞ്ഞിട്ടും മുതലാളി തള്ളി വിട്ടു. ജാതിയിൽ താഴ്ന്നതാണ് എന്ന് പറഞ്ഞ് ഇവിടെ വരാൻ എങ്ങിനെ ധൈര്യം വന്നൂന്ന് ചോദിച്ച് ചേച്ചിടെ മൂത്ത മാമൻ മൂപ്പരെ ഇറക്കി വിട്ടു. ചേച്ചിക്കെന്തേലും പറയാനുണ്ടോ എന്ന സിനിമാ സീനൊന്നും അവിടെ ഉണ്ടായില്ല. മൂപ്പര് തിരികെ പോന്നു. മൂപ്പരെ വലിയ കാര്യമായിരുന്ന മുതലാളി നമുക്ക് പോയി ചോദിക്കാടാന്ന് പറഞ്ഞിട്ട് മൂപ്പര് സമ്മതിച്ചില്ല. അന്ന് അവസാന ഓട്ടം കഴിഞ്ഞ്, ചാവി കൊടുത്ത് നാളെ മുതല് വരണില്ലാ ദിനേശേട്ടാന്ന് പറഞ്ഞ് മൂപ്പര് ആ പണി നിർത്തി. മുതലാളി കുറെ പറഞ്ഞിട്ടും, വീട്ടീന്ന് കുറെ പറഞ്ഞിട്ടും മൂപ്പര് ആ ബസിൽ പിന്നെ കേറീല്ല. അതിൻറെ  നാലിൻറെ  അന്ന് ചേച്ചി ജോലിക്ക് വന്നു. പിറ്റേന്ന് വന്നില്ല. മുഹമമദ്ക്ക പറഞ്ഞിട്ടു  തന്നെയാണ് ആ വാർത്തയും അറിഞ്ഞത്;തലേന്ന് രാത്രി അച്ഛൻ തൂങ്ങിയ ജനലിൽ ചേച്ചിയും തൂങ്ങി. ഈ പറയുന്ന റിയാസ്ക്ക ഗൾഫിൽ പോയിട്ട് ഒരു വർഷമേ നിന്നുള്ളൂ. ഒരു പെരുന്നാളിന് വന്നിട്ട് പിന്നെ തിരിച്ച് പോയില്ല. മൂപ്പർക്ക് ഫുട്ബോളും വോളിബോളും കഴിഞ്ഞേ ഉള്ളൂ എന്തും. നല്ല ഫുട്ബോൾ കളിക്കാരനായിരുന്നു ഇപ്പോഴും ആണ്. പക്ഷെ പ്രായത്തിൻറെ  ചില വൃത്തികെട്ട പണികൾ  ശരീരത്തിൽ നടന്നത് കൊണ്ട് ടൂർണമെന്റിലൊന്നും കളിക്കാറില്ല. പക്ഷെ അണ്ടർ പതിനാറും പിന്നെ ഒരു ഫുൾ ടീമും മൂപ്പര് സെറ്റാക്കി എടുത്തു, രണ്ട് വർഷം കൊണ്ട്. മൂപ്പര് ചെറുപ്പത്തിൽ ഗംഭീര കളിക്കാരനായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. മൂപ്പർക്കും ഇതുപോലെ ആരേലും സപ്പോർട്ട് ചെയ്യാൻ ഉണ്ടാർന്നേൽ ഒരുപക്ഷെ കേരളാ ടീമിലോ ഇന്ത്യൻ ടീമിലോ എത്തിയേനേ എന്ന് പറഞ്ഞു കേൾക്കാം ഇപ്പോഴും. പിള്ളേർക്ക് ജഴ്സിയും ബൂട്ടും പാഡും ഒക്കെ ഒപ്പിച്ച് കൊടുക്കുമ്പോൾ നല്ലൊരു ബൂട്ട് താൻ കണ്ടത് ഇരുപതാം വയസിലായിരുന്നെന്ന് പറയും. അതിന് ശേഷം പിന്നെ അത് ചെയ്തിട്ടില്ല. പക്ഷെ മറ്റൊന്ന് ഒപ്പിച്ചു.…. അവൻ ഡെയിലി  പോയിരുന്നത് ഒരേ ബസിലാണ്. അതില് അതുപോലെ ഡെയ്‌ലി വന്നിരുന്ന നഴ്സിങ്ങിന് പഠിക്കണ കുട്ടിയെ നോക്കി നോക്കി പിന്നാലെ നടന്ന് നടന്ന് വരുതിയിലാക്കി. അതേ സമയം തന്നെ ക്ലാസിൽ വേറൊരു കുട്ടിയേം പ്രേമി ച്ചിരുന്നു.അവൾ അവനോട് ഇഷ്ടം പറയണേന് മുന്നെ നഴ്സിങ്ങ് കുട്ടി അവനോട് ഇഷ്ടത്തിലായി. രണ്ട് പേരും കോളേജ് കട്ട് ചെയ്ത്, അവന്റെ ക്ലാസ് മേറ്റ് രൂപേഷിന്റെ മാമന്റെ വീട്ടിൽ പോയി സെക്സ് ചെയ്തു. അതിന് ശേഷം അവൻറെ  സ്വഭാവം മാറി. ആ കുട്ടി വിളിച്ചാൽ ഫോൺ എടുക്കാതെയായി. മെസേജിന് മറുപടി അയക്കില്ല. പിന്നെ ആ കുട്ടി എന്തോ തെറ്റ് ചെയ്ത പോലെ അതിനെ തെറി വിളിക്കും. പിന്നെ എല്ലായിടത്തും ബ്ലോക്കും ചെയ്തു. രണ്ട് മൂന്ന് ദിവസം കോളേജിൽ പോകാതെ മുങ്ങി നടന്നു. പോവുകയും വരികയും ചെയ്യുന്ന ബസും സമയവും മാറ്റി. ആ കുട്ടി പക്ഷെ വിട്ടില്ല. അത് ഒരു ദിവസം രതീഷേട്ടൻറെ  ഓട്ടോയിൽ കയറി ക്ലബിൽ വന്നു. അവൻ വയനാട് ടൂർ പോയിരിക്കാർന്നു. ടൂർ കഴിഞ്ഞ് വന്നപ്പോൾ റിയാസ്ക്കേം  സുഭാഷേട്ടനും രതീഷേട്ടനും കൂടി നല്ല ആട്ട് ആട്ടി. അങ്ങിനെ പിറ്റേന്ന് ആ കുട്ടിയെ കാണാൻ പോയി. ഒഴിവാക്കി പോകല്ലേന്ന് പറഞ്ഞ് കാല് പിടിക്കാൻ വന്നതല്ല. കിട്ടി കഴിഞ്ഞ് മുങ്ങി നടക്കണത് വലിയ ആണത്തമാണെന്ന് കരുതണ്ടാന്നും, ഇതിനാർന്നേൽ ആദ്യമേ നേരിട്ട് ചോദിക്കാർന്നില്ലേന്നും,നീ ഈ കാണുന്നതേ ഉള്ളൂ, കാര്യത്തിൽ പോരാന്നും അതൊന്ന് നേരിട്ട് പറയാനാണ് വന്നത് എന്നും പറഞ്ഞ് ഒരു തുപ്പും തുപ്പി ആ കുട്ടി പോയി. അതിൽ പിന്നെ ആണ് അവൻ നേരെ ആയത്. ക്ലാസിലെ കുട്ടിയേം അതോടെ മറന്നു.ഈ മനോഭാവം നേരെ ആക്കീട്ട് മതി പ്രേമമൊക്കെ എന്ന് സുഭാഷേട്ടനും ഉപദേശിച്ചു. സുഭാഷേട്ടന് പൂജാരി പണി കുറഞ്ഞത് ഗുണം ചെയ്തത് റിയാസ്ക്കക്ക് ആണ്. ഇടക്ക് കടയിൽ ഇരിക്കാൻ ആളെ കിട്ടും. പകൽ ടൈം. സുഭാഷേട്ടൻ അത്ര ദൈവ വിശ്വാസം കൊണ്ട് പൂജാരി ആയതൊന്നും അല്ല. നന്നേ ചെറുപ്പത്തിൽ നല്ല വിശ്വാസം ആർന്നു. എന്നും അമ്പലത്തിൽ പോയിരുന്ന കാലം രണ്ട് കാരണം ഉണ്ട്. ഒന്ന് വിശ്വാസം, അല്ലെങ്കിൽ വീട്ടുകാരെ കണ്ടിട്ട് എന്നു പറയാം. രണ്ട് ,അമ്പലത്തിലെ ചന്ദനത്തിൻറെ , പൂവിൻറെ , പായസത്തിൻറെ  ഒക്കെ മണം .ഏഴാം ക്ലാസൊക്കെ ആയപ്പോൾ ആറാം ക്ലാസിൽ പഠിച്ചിരുന്ന മണിക്കുട്ടിയെ കാണാൻ വേണ്ടിയായിരുന്നു.പത്താം ക്ലാസ് ആയപ്പോൾ അത് ശ്രുതിയെ കാണാനായി. കുറച്ച് മുതിർന്നപ്പോൾ വിശ്വാസം കുറഞ്ഞു. വല്ലപ്പോഴും പോയാലായി എന്ന രീതി. അങ്ങിനെയൊരു ദിവസം ആണ് ആൾക്കൊരു തോന്നൽ ഉണ്ടായത്. പൂജാരി ആയാൽ ജീവിതത്തിൽ ഒരിക്കലും തൻറെ  മുന്നിൽ കുമ്പിടാൻ ഇടയില്ലാത്ത പല മനുഷ്യരും തൻറെ  മുന്നിൽ കുമ്പിടും. ചിലപ്പോൾ കാല് വരെ തൊട്ട് വണങ്ങും. അങ്ങിനെ ആണ് ചെയിന്റിങ്ങ് പണിക്ക് പോയിരുന്നത് നിർത്തി മൂപ്പര് പൂജ പഠിച്ചത്. പക്ഷെ മൂപ്പര് വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. പലരും ബുക്ക് ചെയ്യും. ദിവസം അടുക്കുമ്പോൾ ഒഴിവാക്കും. കാര്യം തിരക്കിയപ്പോൾ ഒരു കൂട്ടര് കാര്യം തുറന്ന് പറഞ്ഞു.ദളിതനായതാണ് പ്രശ്നം. അവിടം കൊണ്ട് തീർന്നില്ല. നാട്ടിലെ ഭഗവതി ക്ഷേത്രത്തിൽ പൂജാരിയായി കേറി ആറ് മാസം കഴിഞ്ഞിരിക്കുമ്പോൾ ആണ് പൂരം വരുന്നത്.പൂരത്തിന് കൊടിയേറി ഇരിക്കുമ്പോൾ ഒരു ദിവസം അമ്പലത്തിലെ ഊട്ടുപുരക്ക് തീ പിടിച്ചു. പ്രശ്നം വെച്ചപ്പോൾ പണിക്കര് പറഞ്ഞത്ര ദളിതനായ ഒരാള് പൂജ ചെയ്യുന്നത് കൊണ്ട് ഭഗവതി കോപിച്ചതിൻറെ  ലക്ഷണമാണെന്നാണ് അങ്ങിനെ അമ്പലക്കമ്മിറ്റിയും പൂര കമ്മിറ്റിയും യോഗം കൂടി മൂപ്പരെ ആ സ്ഥാനത്ത് നിന്ന് മാറ്റി. ഒരു അമ്പലത്തിലും ഇനി കേറില്ലെന്ന് മൂപ്പര് അന്ന് തീരുമാനം എടുത്തു.വർഷങ്ങൾക്ക് ശേഷം ബീഫ് കഴിച്ച് അത് ആഘോഷിക്കേം ചെയ്തു. ആ വർഷത്തെ പൂരത്തിന് ഒരാളും പങ്കെടുക്കുന്നില്ലെന്നും അവരുടെ ദേശത്തു നിന്ന് ക്ലബിൻറെ  നേതൃത്വത്തിൽ കൊണ്ടു പോയിരുന്ന പൂരം വേണ്ടെന്നും എല്ലാരും കൂടി തീരുമാനിച്ചു. തീരുമാനത്തിന് ക്ലബിലെ എല്ലാ അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും പിന്തുണയും കൊടുത്തു.അതുകൊണ്ടും തീർന്നില്ല. അടുത്ത വർഷത്തെ പൂരത്തിന് അമ്പലത്തിലെ കമ്മറ്റിയുമായി സഹകരിക്കാതെ ഒറ്റൊക്കൊരു പൂരം അമ്പലത്തിലേക്ക് കൊണ്ടു പോകാമെന്നും, അമ്പലത്തിന് അകത്ത് കടക്കാതെ തിരിച്ച് പോരാമെന്നും തീരുമാനിച്ചു. അതും എല്ലാവരും സ്വാഗതം ചെയ്തു. കാശ് കണ്ടെത്താനായുളള മാർഗ്ഗങ്ങൾ ആയി പിന്നെ ആലോചന. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, നറുക്കെടുപ്പ്, സ്പോൺസർമാരെ കണ്ടെത്തൽ, പിന്നെ എല്ലാവരുടേയും സഹകരണം. ലക്ഷ്മിയേടത്തി ഒരു നിർദേശം വെച്ചു. ആദ്യമായിട്ടായിരുന്നു സ്ത്രീകളും ഒരു മീറ്റിങ്ങിന് പങ്കെടുക്കുന്നത്. മേളം നമ്മുടെ പെണ്ണുങ്ങൾ നടത്താമെന്ന ലക്ഷ്മിയേടത്തിയുടെ സജഷൻ എല്ലാവരും കൈയടിച്ച് പാസാക്കി. അങ്ങിനെ അവരെ കൊട്ട് പഠിപ്പിക്കാൻ ദിൽജിത്തിൻറെ  അമ്മേടെ ചേച്ചിടെ മകൾ അനിത വന്ന് തുടങ്ങി .ശനിയും ഞായറും. സുഭാഷേട്ടന്റെ വീട്ടിലായിരുന്നു പഠിത്തം. പഠിപ്പിക്കാൻ വന്ന ടീച്ചറുമായി ഒടുവിൽ സുഭാഷേട്ടൻ പ്രണയത്തിലായി. പഠിക്കാൻ വരുന്നവർക്കും ടീച്ചർക്കും ദിവസവും ചായ ഉണ്ടാക്കി കൊടുക്കുന്നതും ഇടക്ക് പല പല പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതും സുഭാഷേട്ടനായിരുന്നു. അങ്ങിനെ അനിതേച്ചിയാണ് എന്തുകൊണ്ട് ഒരു ചായക്കട തുടങ്ങിക്കൂടാ എന്ന ആശയം സുഭാഷേട്ടന് കൊടുക്കുന്നത്. ആള് നന്നായി കുക്കും ചെയ്യും. അങ്ങനെ മേളം പഠിച്ച് തീരും മുന്നെ സുഭാഷേട്ടൻ ചെറിയൊരു മുറി എടുത്ത് ചെറിയ സെറ്റപ്പിൽ ഒരു ചായക്കട തുടങ്ങി. വൈകീട്ട് കൊള്ളി, ബോട്ടി, ബീഫ് ഒക്കെ ഉണ്ടാകും. സത്യത്തിൽ അത് ഒരു വിജയം ആയി. അമ്മ മാധവിച്ചേച്ചി പൂരത്തിനും ആഘോഷങ്ങൾക്കും പങ്കെടുക്കാറില്ല. ഭർത്താവ് മരിച്ച ശേഷം, നാല് വർഷമായി ഒന്നിനും പങ്കെടുത്തിട്ടില്ല. ദിൽജിത്തിൻറെ  നാല് കോളേജ് ഫ്രണ്ട്സ് വീട്ടിൽ വന്നിട്ടുണ്ടെന്നു പറഞ്ഞാണ് വിളി വന്നത്. ദിൽജിത്ത് വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. അരമണിക്കൂർ കഴിഞ്ഞും ദിൽജിത്തിനെ കാണാതെ ആയപ്പോൾ പിള്ളേര് അമ്മയോട് പറഞ്ഞ് അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി. അവരാണ് അമ്പലം എത്തണേന് മുന്നെ ഒരു മൂന്നടി ഇട വഴിയുടെ തുടക്കത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ദിൽജിത്തിനെ കാണുന്നത്.ആ വഴിയുടെ അപ്പുറത്ത് ആൾട്ടോ കാർ പാർക്ക് ചെയ്ത് മൂന്നടി വഴിയിൽ നിന്ന് വെള്ളമടിച്ചിരുന്ന, മേളത്തിൽ കയറി അലമ്പുണ്ടാക്കിയ,ആ നാല് പേര് ചെയ്ത പണിയായിരുന്നു. പിള്ളേര് ആളെ കൂട്ടി ഹോസ്പിറ്റലിൽ എത്തിച്ചു. സുഭാഷേട്ടന്റേം കൂട്ടരുടേം പൂരാഘോഷം കണ്ണീരിലായി. രണ്ട് ദിവസം ഐസിയുവിൽ കിടന്നു. പിന്നെ മരിച്ചു. മരിക്കുന്നേന് മുന്നെ ആ നാല് പേര് തന്നെ എന്ന് പറഞ്ഞു. ദിൽജിത്തിൻറെ  അമ്മ കരഞ്ഞില്ല. കരഞ്ഞെങ്കിലെന്നു എല്ലാരും ആഗ്രഹിച്ചു. കുറച്ച് വിഷമം അങ്ങിനെ തീരുമല്ലോ. പക്ഷെ അതുണ്ടായില്ല. അവരെ കണ്ടെത്തി തിരിച്ച് അടിക്കാനുള്ള ചിന്ത വരുന്ന ഒരു കൂട്ടരല്ല സുഭാഷേട്ടനും പിള്ളേരും. അടി, ലഹള ഇതിൽ നിന്നൊക്കെ ഒഴിഞ്ഞ് പോരുന്ന, ആരേലും ഇങ്ങോട്ട് വെറുതെ മെക്കട്ട് കേറിയാൽ തന്നെ, പരമാവധി സമാധാനത്തിൽ കാര്യങ്ങൾ കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന കൂട്ടര്. പൂരത്തിന്, ഗാനമേളക്ക്, പെരുന്നാളിന്, തിയേറ്ററിൽ ഒക്കെ എത്ര തവണ എന്തൊക്കെ ഉണ്ടായിട്ടും രതീഷേട്ടനും സുഭാഷേട്ടനും കൂടി എങ്ങനേലും അതിൽ നിന്ന് റിയാസ്ക്കനേം സന്ദീപിനേം കൂട്ടി ഒഴിവായി പോരാൻ നോക്കും. അതുകൊണ്ട് തന്നെ ആ നാല് പേരെ കണ്ടെത്തി തീർക്കണം എന്നൊരു ചിന്തയൊന്നും അവർക്കുണ്ടായില്ല. പോലീസ് അന്വേഷണവും ഒരു വഴിക്ക് എത്താതെ പോയി. വർഷം ഒന്നാകാറായപ്പോൾ ദിൽജിത്തിൻറെ  ഓർമ്മക്ക് ഒരു ഫുട്ബോൾ ടൂർണമെന്റ് നടത്തി. അതിൽ നിന്നും കിട്ടിയ ലാഭം ദിൽജിത്തിൻറെ  അമ്മയെ ഏൽപ്പിക്കാൻ പോയി. “ നഷ്ടപ്പെട്ടത് എനിക്ക് മാത്രമാണല്ലേ. നിങ്ങൾക്ക് ഇനി വർഷാവർഷം ക്ലബിന് ലാഭം ഉണ്ടാക്കാല്ലേ ?” നാല് പേരും ഒന്നും പറഞ്ഞില്ല. അമ്മ അകത്തേക്ക് പോയി. പിന്നെ വലിയൊരു വെട്ട് കത്തിയും കൊണ്ട് വന്നു. “ ഇത് ബീഫും മട്ടനും വാങ്ങുമ്പോൾ കട്ട് ചെയ്യാനെന്ന് പറഞ്ഞ് അവൻ വാങ്ങിക്കൊണ്ട് വന്നതാ. നിങ്ങൾ ഒന്നും ചെയ്യണ്ട. ആ നാല് പേരെ ഒന്ന് കണ്ടെത്തി തന്നാൽ മതി. ബാക്കി ഞാൻ ചെയ്തോളാം. ഈ പക പ്രതികാരം ഒക്കെ ഞങ്ങൾക്കും ഉണ്ട്. എനിക്കിപ്പോ ഇതേ പറയാൻ ഉള്ളൂ. ഈ കാശ് എനിക്ക് വേണ്ട. പകരം നിങ്ങൾക്ക് പറ്റുമെങ്കിൽ അവരെ ഒന്ന് കണ്ടെത്തി തരാ” അമ്മ അകത്തേക്ക് പോയി. മറുപടി ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് അവര് തിരികെ പോന്നു. നാട്ടിലെ ആദ്യ പൂരം മലൂക്കര ഭഗവതി ക്ഷേത്രത്തിൽ ആണ്. പൂരത്തിന് നാല് പേരും പോയി. വർഷങ്ങളായി കാണാതിരുന്ന ഒരു കാഴ്ച്ച അവര് പൂരത്തിന് കണ്ടു. ദിൽജിത്തിന്റെ അമ്മ പൂരത്തിന്, ആളുകൾക്കിടയിൽ. അരയിലുള്ള പൊതി കത്തിയാണെന്ന് സന്ദീപ് മനസിലാക്കിയെടുത്തു. അവരോടും പറഞ്ഞു. ആരെയോ തിരയുന്ന പോലെ പൂരത്തിന് മുഴുവൻ നേരം പൂര പറമ്പ് മൊത്തം അമ്മ നടന്നു. അവിടുന്ന് തുടങ്ങിയ തിരയൽ പിന്നെ അങ്ങോട്ട് എല്ലാ പൂരത്തിനും കണ്ടു അമ്മയെ. പൂരത്തിന്, പെരുന്നാളിന്, ഗാനമേളക്ക്, പാർട്ടി സമ്മേളനങ്ങൾക്ക്, കളികൾ നടക്കുന്നിടത്ത്, ആള് കൂടുന്ന എല്ലായിടത്തും. അമ്മയെ കണ്ടു  കണ്ട് സന്ദീപിനാണ് നമ്മളൊരു കുന്തോം ചെയ്തില്ലല്ലോ നമ്മടെ ചെക്കനെ തല്ലിക്കൊന്നിട്ടും എന്ന തോന്നൽ ആദ്യം ഉണ്ടായത്. പിറ്റേന്ന് തിയറ്ററിൽ വെച്ച് ക്യൂവിൽ കുത്തിക്കേറാൻ നോക്കിയ ഒരുത്തനേറ്റ് സന്ദീപും, സുഭാഷേട്ടനും തർക്കമായി. അവനും അവൻറെ  ഒപ്പം ഉണ്ടായിരുന്ന രണ്ട് പിള്ളേരും മേല് കൈ വെച്ചപ്പോൾ രണ്ട് പേരും തിരിച്ചും കൈ വെച്ചു. മാത്രല്ല നന്നായി പെരുമാറേം ചെയ്തു. പൂമ്പുളി പൂരത്തിന് ആടുന്നതിന് ഇടയിൽ ചുമ്മാ കേറി അലമ്പാക്കിയ ആറെണ്ണത്തിനെ നാല് പേരും കൂടി നന്നായി മെടഞ്ഞു. ആദ്യമായി പോലീസ് സ്റ്റേഷൻ കയറണത് അങ്ങിനെ ആണ്. പൂരം കണ്ട് തീർക്കാൻ പറ്റിയില്ല. പിറ്റേന്ന് കാലത്തേ സ്‌റ്റേഷനിൽ നിന്ന് വിട്ടുള്ളൂ. അങ്ങിനെ തുടങ്ങിയ അടികൾ ഇടക്കിടക്ക് ഉള്ള അടിയും തിരിച്ചടികളുമായി മുന്നോട്ട് പോയി.ഒരിടത്തും അവരായി ഒന്നും തുടങ്ങാൻ നിന്നില്ല എന്ന് മാത്രം. അങ്ങിനെ ഇരിക്കുമ്പോൾ ചെല്ലാപ്പള്ളിക്കാരുടെ തറവാട്ട് പൂരം വന്നു. രതീഷേട്ടനും സന്ദീപും കൂടിയാണ് പൂരത്തിന് പോയത്. ഒരാൾ ഓട്ടോ ഡ്രൈവർ, ഒരാൾ പലചരക്ക് കട, ഒരാൾ മീൻകച്ചോടം, ഒരാൾ സ്കൂൾ മാഷ്. ഓട്ടോക്കാരൻ അയാൾ ഓട്ടോ ഇടുന്ന പേട്ടയിൽ നിന്ന്, രാത്രി ഏറ്റവും ഒടുവിൽ മാത്രം ഓട്ടം നിർത്തി പോകുന്ന ആളാണ് എന്ന് മനസിലാക്കി. എല്ലാ ദിവസോം ഒമ്പതര കഴിഞ്ഞ് അയാൾ പോകുമ്പോൾ ബാറിൽ കയറി രണ്ടെണ്ണം നിപ്പനടിക്കും. അയാളുടെ വീട് എത്തുന്നതിന് 800 മീറ്റർ മുന്നെ ഒരു ചെറിയ പാലം ഉണ്ട്. രാത്രി നേരം ആ വഴിയിൽ ആളുകളും വണ്ടികളും എല്ലാം പോകുന്നത് കുറവാണ്. അതിൻറെ  നാലിൻറെ  അന്ന് രാത്രി രതീഷേട്ടൻറെ  ഓട്ടോയിൽ അവര് പോയി. അയാൾ അവസാന ഓട്ടം കഴിഞ്ഞ് പേട്ടയിൽ നിന്ന് ബാറിലേക്ക് പുറപ്പെടുമ്പോൾ റിയാസ്ക്ക ഒഴികെ മൂന്ന് പേരും കൂടി ഓട്ടം വിളിച്ചു. അങ്ങിനെ അയാൾ അന്ന് ബാറിൽ കേറണ്ടാന്ന് വെച്ചു. ആ വിഷമം അയാൾ അവരോട് പങ്ക് വെക്കേം ചെയ്തു. ഇന്നേവരെ ഇവിടെ കണ്ടിട്ട് ഇല്ലാത്തവരാണല്ലോ എവിടെ നിന്നാണ്, ആരെ കാണാനാണ്, എന്തിനാണ് എന്നൊക്കെ അയാൾ ചോദിച്ചു. ഒരു വെള്ളിമൂങ്ങയെ കിട്ടീട്ടുണ്ടെന്നും പാലത്തിന് താഴെ എത്തിക്കാമെന്ന് ഒരു ടീം പറഞ്ഞിട്ടുണ്ടെന്നും ഒരു കാച്ച് കാച്ചി. പുളുവാണെന്ന് ആൾക്ക് തോന്നേം ചെയ്തു. എന്തോ വള്ളിക്കേസാണെന്ന് മനസിൽ പറഞ്ഞു. പിറ്റേന്ന് കാലത്ത് നാല് പേരും കൂടി ദിൽജിത്തിൻറെ  അമ്മയെ കാണാൻ പോയി. അവര് നാല് പേർക്കും കട്ടൻ ചായ ഉണ്ടാക്കി കൊടുത്തു.അത് കുടിച്ച് അവര് തിരിച്ച് പോന്നു. വൈകീട്ട് ഓട്ടോക്കാരൻറെ  ശവസംസ്കാരത്തിന് അമ്മ പോയി. ശവസംസ്ക്കാര ചടങ്ങിൽ അമ്മയുടെ നോട്ടം മൊത്തം ആൾക്കൂട്ടത്തിൽ ആയിരുന്നു. സുഭാഷേട്ടൻറെ  ഫോണിൽ കണ്ട ബാക്കി മൂന്ന് മുഖങ്ങളെ ഓരോരുത്തരായി കൂട്ടത്തിൽ നിന്നും തിരിച്ചറിഞ്ഞു. തിരിച്ച് പോന്നു. ബാക്കി മൂന്ന് പേരിൽ ഒരാള് എന്തിനാണ് ആ ഒരു സ്ത്രീ താനടക്കം മൂന്ന് പേരേയും തുറിച്ച് നോക്കി നിന്നിരുന്നത് എന്ന് ആലോചിച്ച് കൊണ്ടിരുന്നു. ചടങ്ങ് കഴിയുന്നത് വരെ. കവർ ഡിസൈൻ വിത്സൺ ശാരദാ ആനന്ദ് വിശുദ്ധവാരത്തിന്റെ രണ്ടാം നാളായിരുന്നു. വായു ഊഷ്മളമായിരുന്നു, ആകാശം നീലിച്ചതായിരുന്നു, സൂര്യൻ ഉന്നതവും ഊഷ്മളവും ദീപ്തവുമായിരുന്നു; എന്നാൽ എന്റെ ഹൃദയമാകെ വിഷണ്ണമായിരുന്നു. ജയിൽ ബാരക്കുകൾക്കു പിന്നിലൂടെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടന്നു. കനത്തിൽ കെട്ടിയ വേലിയുടെ തടിച്ച കുറ്റികളിൽ തുറിച്ചുനോക്കിയിരുന്നെങ്കിലും അവയുടെ എണ്ണമെടുക്കുന്നത് എന്റെയൊരു ശീലമായിരുന്നെങ്കിലും അന്ന് അതിനുപോലും എനിക്കു മനസ്സുവന്നില്ല. തടവറയ്ക്കുള്ളിലെ ‘അവധിക്കാല’ത്തിന്റെ രണ്ടാം നാളായിരുന്നു അന്ന്; തടവുകാരെ അന്ന് പണി ചെയ്യാൻ കൊണ്ടുപോയിരുന്നില്ല; പലരും കുടിച്ചു ബോധം കെട്ടു കിടക്കുകയായിരുന്നു, വഴക്കും തെറിയും ഓരോ കോണിൽ നിന്നും ഇടതടവില്ലാതെ ഉയർന്നുകൊണ്ടിരുന്നു. കേട്ടാലറയ്ക്കുന്ന പാട്ടുകൾ; ബങ്കുകൾക്കിടയിലെ ഇടുങ്ങിയ ഇടങ്ങളിൽ ചീട്ടുകളിസംഘങ്ങൾ; പോക്കിരിത്തം കൂടിപ്പോയതിനു സഹതടവുകാരുടെ വിചാരണയും ശിക്ഷാവിധിയും ഏല്ക്കേണ്ടിവന്ന ചില തടവുപുള്ളികൾ അർദ്ധപ്രാണരായി ആട്ടിന്തോൽ കോട്ടുകളും പുതച്ച് ബങ്കുകളിൽ കിടപ്പുണ്ടായിരുന്നു; ബോധം എപ്പോഴെങ്കിലും തിരിച്ചുകിട്ടുന്നതുവരെ അവർ അങ്ങനെ കിടക്കും. പലതവണ കത്തികൾ പുറത്തുവന്നുകഴിഞ്ഞിരുന്നു. രണ്ടുദിവസത്തെ അവധിക്കാലത്തിനുള്ളിൽ നടന്ന ഇതെല്ലാം കൂടി എന്നെ മാനസികമായി തളർത്തിയിരിക്കുകയായിരുന്നു; അതെന്റെ ശരീരത്തെക്കൂടി ബാധിച്ചിരുന്നു. പിന്നെ, കുടിയന്മാരുടെ ഒച്ചവയ്പും മര്യാദ കെട്ട പെരുമാറ്റവും എനിക്കൊരിക്കലും അറപ്പോടെയല്ലാതെ കാണാൻ പറ്റിയിട്ടില്ല, ഇങ്ങനെയൊരിടത്തു പ്രത്യേകിച്ചും. ഇത്തരം ദിവസങ്ങളിൽ ജയിലധികാരികൾ അവിടേക്കെത്തിനോക്കിയിരുന്നില്ല, ഒരന്വേഷണവുമില്ല, വോഡ്ക്ക ഒളിപ്പിച്ചുവച്ചിട്ടുണ്ടോയെന്നുള്ള തിരച്ചിലുകളില്ല; ഈ സമുദായഭ്രഷ്ടർക്കും ആണ്ടിലൊരിക്കൽ വെറിക്കൂത്തു നടത്താനുള്ള അവസരം കൊടുക്കണമെന്ന് അവർക്കു ബോദ്ധ്യമായിരുന്നു; ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒടുവിൽ, ഇനിയൊട്ടും താങ്ങാൻ പറ്റില്ലെന്ന മട്ടിൽ എന്റെ ഹൃദയത്തിനുള്ളിൽ രോഷം പതഞ്ഞുപൊന്തി. എം. എന്നു പേരുള്ള പോളണ്ടുകാരനായ ഒരു രാഷ്ട്രീയത്തടവുകാരൻ എതിരേ വരുന്നുണ്ടായിരുന്നു; മുഖമാകെ ഇരുട്ടു നിറച്ചുകൊണ്ട് അയാൾ എന്നെ ഒന്നു നോക്കി; അയാളുടെ കണ്ണുകൾ എരിയുകയായിരുന്നു, ചുണ്ടുകൾ വിറ കൊള്ളുകയായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” എന്നെ കടന്നുപോകുമ്പോൾ പല്ലിറുമ്മിക്കൊണ്ട് അയാൾ ഫ്രഞ്ചിൽ പറഞ്ഞു. ഞാൻ ജയിൽ വാർഡിൽ തിരിച്ചെത്തി; കാൽ മണിക്കൂർ മുമ്പു മാത്രമാണ്‌ തല പെരുത്തുകൊണ്ട് അവിടെ നിന്നു ഞാൻ ഓടിപ്പോയത്. വോഡ്ക്ക തലയ്ക്കു പിടിച്ച താത്താർ ഗാസിൻ എന്നയാൾക്കു മേൽ കുറ്റിയാന്മാരായ ആറു പേർ ചാടിവീണപ്പോഴാണ്‌ ഞാൻ അവിടെ നിന്നിറങ്ങിയത്; ഒരൊട്ടകത്തെ കൊല്ലാൻ പോന്നത്ര തല്ലു കൊടുത്ത് അവർ അയാളെ അസ്തപ്രാണനാക്കി ഇട്ടിരിക്കുകയാണ്‌; ഈ ഹെർക്കുലീസ് അങ്ങനെയൊന്നും ചാവാൻ പോകുന്നില്ലെന്നും അതിനാൽ കരുണയൊന്നും കാണിക്കേണ്ടെന്നും അവർക്കുറപ്പായിരുന്നു. ഞാൻ തിരിച്ചുചെല്ലുമ്പോൾ ഗാസിൻ ഒരു ബങ്കിൽ ജീവനുള്ളതിന്റെ ഒരു ലക്ഷണവുമില്ലാതെ ബോധം കെട്ടു കിടക്കുകയാണ്‌; ആട്ടിന്തോൽ കോട്ടു കൊണ്ട് അയാളെ പുതപ്പിച്ചിട്ടുണ്ട്; എല്ലാവരും നിശ്ശബ്ദരായി അയാളെ മാറി കടന്നുപോകുന്നു. അടുത്ത ദിവസം കാലത്താകുമ്പോഴേക്കും അയാൾ പഴയ പടി ആകുമെന്ന് അവർക്കു നല്ല ഉറപ്പാണ്‌; എന്നാൽ ഭാഗ്യക്കേടിന്‌ ഒരു മനുഷ്യന്റെ ജീവനെടുക്കാൻ അയാൾ കൊണ്ട അത്രയും തല്ലു മതിയാകാനും മതി. ഇരുമ്പഴിയിട്ട ഒരു ജനാലക്കെതിരേയുള്ള എന്റെ ബങ്കിലേക്കു പോയി കൈ തലയിണയാക്കി, കണ്ണുമടച്ച് ഞാൻ മലർന്നുകിടന്നു.അങ്ങനെ കിടക്കാൻ എനിക്കിഷ്ടമായിരുന്നു: ഉറങ്ങുന്നയാളെ ആരും ശല്യപ്പെടുത്താൻ വരില്ല; അയാൾക്കു ദിവാസ്വപ്നം കാണുകയോ ചിന്തിക്കുകയോ ആവാം. എന്നാൽ അന്നെനിക്കു സ്വപ്നം കാണാൻ തോന്നിയില്ല; എന്റെ ഹൃദയം അസ്വസ്ഥമായിരുന്നു; എമ്മിന്റെ വാക്കുകൾ കാതുകളിൽ മുഴങ്ങുകയുമായിരുന്നു: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതിരിക്കട്ടെ, ഞാനെന്തിന്‌ അപ്പോഴത്തെ എന്റെ ചിന്തകൾ വിവരിക്കണം? ഇക്കാലത്തുപോലും ചിലപ്പോൾ ആ രാത്രിയെക്കുറിച്ചു ഞാൻ സ്വപ്നം കാണാറുണ്ട്; അതുപോലെ എന്നെ വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ വേറേയില്ലെന്നുതന്നെ പറയാം. എന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഞാൻ ഇന്നേവരെ അച്ചടിച്ച രൂപത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നത് നിങ്ങൾ ഒരുപക്ഷേ, ശ്രദ്ധിച്ചുകാണും. പതിനഞ്ചു കൊല്ലം മുമ്പ് “മരിച്ച വീട്” ഞാനെഴുതിയത് ഒരു സാങ്കല്പികവ്യക്തിയെ ആഖ്യാതാവാക്കി വച്ചിട്ടാണ്‌- സ്വന്തം ഭാര്യയെ കൊന്നുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റവാളി എന്നെ കഠിനതടവിനു ജയിലിലേക്കയച്ചത് ഭാര്യയെ കൊലപ്പെടുത്തിയതിനാണെന്നു വിശ്വസിക്കുകയും ഇന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന പലരുമുണ്ടെന്ന് ഈ സന്ദർഭത്തിൽ പറഞ്ഞുകൊള്ളട്ടെ.) പതുക്കെപ്പതുക്കെ ഞാൻ എന്നെത്തന്നെ മറന്നു; പോയകാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാനാണ്ടുപോയി. ജയിലിലായിരുന്ന നാലുകൊല്ലക്കാലം എന്റെ പൂർവ്വജീവിതം ഓർമ്മയിൽ വീണ്ടും ജീവിക്കുക എന്നതായിരുന്നു എന്റെ രീതി. ആ ഓർമ്മകൾ സ്വേച്ഛ പോലെയാണ്‌ ഉയർന്നുവന്നിരുന്നത്; എനിക്കവയെ ബോധപൂർവ്വം വിളിച്ചുവരുത്തേണ്ട ആവശ്യമില്ലായിരുന്നു. വിശേഷിച്ചൊരു ബിന്ദുവിൽ, പലപ്പോഴും ശ്രദ്ധിക്കുക തന്നെയില്ലാത്ത ചെറിയൊരു കാര്യത്തിൽ നിന്നാവും തുടക്കം; പിന്നെ പതുക്കെപ്പതുക്കെ ഒരു സമ്പൂർണ്ണചിത്രമായി, വിശദവും വ്യക്തവുമായ ഒരു മാനസികാനുഭവമായി അതു വളരും. ഞാൻ ആ അനുഭവങ്ങളെ വിശകലനം ചെയ്തു നോക്കാറുണ്ടായിരുന്നു; വളരെപ്പണ്ടു നടന്ന സംഭവങ്ങളിൽ പുതിയ വിശദാംശങ്ങൾ ഞാൻ കൂട്ടിച്ചേർക്കും; ഇതിനൊക്കെയുപരി ഞാനവയിൽ തിരുത്തുകൾ വരുത്തും, നിരന്തരമായി തിരുത്തും; എന്റെ ആകെയുള്ള വിനോദം അതായിരുന്നു. ഇത്തവണ, എന്തു കാരണം കൊണ്ടോ, എന്റെ ഓർമ്മയിൽ പെട്ടെന്നുയർന്നുവന്നത് എനിക്ക് ഒമ്പതു വയസ്സു മാത്രം പ്രായമുള്ളപ്പോഴത്തെ ഒരു നിമിഷമാണ്‌- പൂർണ്ണമായി മറന്നുവെന്നു ഞാൻ കരുതിയിരുന്ന ഒരു നിമിഷം. നാട്ടുമ്പുറത്തെ ഞങ്ങളുടെ വീട്ടിലെ ഒരു ആഗസ്റ്റുമാസമാണ്‌ എനിക്കോർമ്മ വന്നത്; തെളിഞ്ഞതും ഈർപ്പമില്ലാത്തതുമെങ്കിലും കുറേശ്ശെ തണുപ്പും കാറ്റുമുണ്ടായിരുന്ന ഒരു പകൽ. വേനലൊടുക്കമായിരുന്നു; അധികം വൈകാതെ എനിക്ക് മോസ്കോയിലേക്കു പോകേണ്ടിവരും; വിരസമായ ഫ്രഞ്ചുക്ലാസ്സുകളുമായി മഞ്ഞുകാലം മൊത്തം അവിടെക്കഴിക്കണം. ഗ്രാമത്തിൽ നിന്നു പോകുന്നതിന്റെ വിഷമമായിരുന്നു എനിക്ക്. മെതിക്കളം ചുറ്റി, കൊല്ലിയുടെ അരികിലൂടെ പൊന്തകൾ ഇടതൂർന്നു വളർന്നുനില്ക്കുന്ന ഇടുക്കിലേക്കു ഞാൻ നടക്കുകയായിരുന്നു. ഉള്ളിലേക്കു ചെല്ലുന്തോറും ഒരു മുപ്പതു ചുവടകലെ ഒരു വെളിമ്പാടത്ത് ഒരു പണിക്കാരൻ ഒറ്റയ്ക്കുഴുതുപോകുന്നത് ഞാൻ കേട്ടു. അയാൾ ഒരു ചരിവിനു മുകളിലേക്കാണുഴുന്നതെന്നും കുതിര ആഞ്ഞുവലിക്കുന്നുണ്ടെന്നും എനിക്കു മനസ്സിലായി. കുതിരയെ ഉഷാറാക്കാൻ അയാൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഇടയ്ക്കിടെ എന്നിലേക്കൊഴുകിയെത്തിയിരുന്നു. ഞങ്ങളുടെ മിക്കവാറും എല്ലാ പണിക്കാരെയും എനിക്കു പരിചയമായിരുന്നു; എന്നാൽ അതാരാണെന്ന് എനിക്കു മനസ്സിലായില്ല; സ്വന്തം ചിന്തകളിൽ വ്യാപൃതനായ ഞാൻ അതു കാര്യമാക്കിയതുമില്ല. പിന്നെ, ഞാൻ തിരക്കിലുമായിരുന്നല്ലോ: തവളകളെ തല്ലാൻ വാൾനട്ട് മരങ്ങളിൽ നിന്ന് പറ്റിയ കമ്പുകൾ ഒടിച്ചെടുക്കുകയായിരുന്നു ഞാൻ. ബെർച്ചിന്റെ കമ്പുകൾക്കു ബലമുണ്ടെങ്കിലും വടിയായിട്ടുപയോഗിക്കാൻ ബലം കുറഞ്ഞതെങ്കിലും വാൾനട്ടു തന്നെയാണ്‌ നല്ലത്. പിന്നെ, എന്നെ ആകർഷിക്കാൻ വണ്ടുകളും മറ്റു പ്രാണികളും ഉണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള അവയെ ഞാൻ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ദേഹത്തു കറുത്ത പൊട്ടുകളുള്ള, മഞ്ഞയും ചുവപ്പും നിറമായ പല്ലികളേയും അത്രതന്നെ എനിക്കിഷ്ടമായിരുന്നു; എന്തു മെയ്‌വഴക്കമാണ്‌ ആ കുഞ്ഞുജീവികൾക്ക്! എന്നാൽ എനിക്കു പാമ്പുകളെ പേടിയായിരുന്നു. പല്ലികളുടെയത്ര പാമ്പുകളെ ഞാൻ കണ്ടിട്ടുമില്ല. കൂണുകൾ അവിടെ കുറവായിരുന്നു; കൂണുകൾ വേണമെങ്കിൽ ബെർച്ചുമരങ്ങൾ കൂട്ടമായി വളരുന്നിടത്തേക്കു പോകണം; അതായിരുന്നു എന്റെ മനസ്സിലും. കാടിനെപ്പോലെ, കൂണുകളും കാട്ടുകനികളുമുള്ള, പ്രാണികളും കിളികളും പെരുച്ചാഴികളും അണ്ണാറക്കണ്ണന്മാരുമുള്ള, ഇലകളഴുകുന്ന ഈറൻ മണമുള്ള കാടിനെപ്പോലെ മറ്റൊന്നിനെയും ഈ ലോകത്തു ഞാൻ സ്നേഹിച്ചിട്ടില്ല. ഇപ്പോൾ, ഇതെഴുതുന്ന ഈ നേരത്തും, നാട്ടിലെ ഞങ്ങളുടെ ബെർച്ചുമരങ്ങളുടെ മണം ഞാനറിയുന്നുണ്ട്: ആയുസ്സുള്ള കാലത്തോളം ആ അനുഭൂതികൾ എന്റെയൊപ്പം ഉണ്ടാവുകയും ചെയ്യും. പെട്ടെന്ന്, ആ ഗഹനമായ നിശ്ശബ്ദതയ്ക്കിടയിൽ ഒരു നിലവിളി വ്യക്തവും വിശദവുമായി ഞാൻ കേട്ടു: “ചെന്നായ്!” ഞാൻ അലറിക്കരഞ്ഞു; പേടിച്ചരണ്ട ഞാൻ കരഞ്ഞുകൊണ്ട് നേരേ ആ പണിക്കാരൻ ഉഴുതുകൊണ്ടുനില്ക്കുന്ന പാടത്തേക്കോടി. അത് ഞങ്ങളുടെ പണിക്കാരൻ മാരി ആയിരുന്നു. അങ്ങനെ ഒരു പേരുണ്ടോ എന്നെനിക്കറിയില്ല; എന്തായാലും എല്ലാവരും അയാളെ വിളിച്ചിരുന്നത് മാരി എന്നാണ്‌; അമ്പതിനടുത്തു പ്രായമുള്ള, കുറ്റിയാനായ ഒരാൾ; ഇരുണ്ടിടതൂർന്നു തവിട്ടുനിറമായ താടിയിൽ നര നല്ല കണക്കിനുണ്ട്. എനിക്കയാളെ അറിയാമെങ്കിലും അന്നുവരെ സംസാരിക്കാൻ ഇടയായിട്ടില്ല. എന്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ കുതിരയെ നിർത്തി; ഞാൻ ഓടിച്ചെന്ന് കിതച്ചുകൊണ്ട് ഒരു കൈ കൊണ്ട് അയാളുടെ കലപ്പയിലും മറ്റേക്കൈ കൊണ്ട് അയാളുടെ കുപ്പായക്കയ്യിലും കയറിപ്പിടിച്ചു; ഞാൻ എന്തുമാത്രം പേടിച്ചിരിക്കുന്നുവെന്ന് അയാൾക്കു മനസ്സിലായി. “അവിടൊരു ചെന്നായ!” ഞാൻ ശ്വാസം മുട്ടിക്കൊണ്ട് പറഞ്ഞൊപ്പിച്ചു. അയാൾ തല വെട്ടിച്ച് ചുറ്റും നോക്കി; ഞാൻ പറഞ്ഞത് ഒരു നിമിഷം അയാളും വിശ്വസിച്ചെന്നു തോന്നി. “ഞാൻ കേട്ടു…ആരോ ”ചെന്നായ്!“ എന്നു വിളിച്ചുപറഞ്ഞു…” ഞാൻ വിക്കിവിക്കിപ്പറഞ്ഞു. “എന്താ ഇപ്പറയുന്നേ, ഇവിടെ ചെന്നായോ? മോനു തോന്നിയതായിരിക്കും.” എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അയാൾ പറഞ്ഞു. എന്നാൽ എന്റെ വിറയൽ മാറിയില്ല; ഞാൻ അയാളുടെ കോട്ടിൽ ഒന്നുകൂടി മുറുക്കെപ്പിടിച്ചു; എന്റെ മുഖമാകെ വിളറി എന്നും എനിക്കു തോന്നുന്നു. അസ്വസ്ഥമായ ഒരു പുഞ്ചിരിയോടെ അയാൾ എന്നെ നോക്കി; എന്റെ അവസ്ഥയെക്കുറിച്ച് അയാൾക്കുത്കണ്ഠ തോന്നിയിരിക്കണം. “മോൻ വല്ലാതെ പേടിച്ചുപോയല്ലോ, അല്ലേ?” തലയാട്ടിക്കൊണ്ട് അയാൾ പറഞ്ഞു. “പേടിക്കാനൊന്നുമില്ല…ഇങ്ങോട്ടു നോക്ക്, അയ്യേ!” അയാൾ കൈ നീട്ടി പെട്ടെന്ന് എന്റെ കവിളത്തൊന്നു തലോടി. “പേടിക്കേണ്ട; കർത്താവു കൂടെയുണ്ട്! കുരിശു വരച്ചോ.” എന്നാൽ എനിക്കു കുരിശു വരയ്ക്കാൻ പറ്റിയില്ല. എന്റെ ചുണ്ടിന്റെ കോണുകൾ പിടയുകയായിരുന്നു; അത് വല്ലാതെ അയാളുടെ ഉള്ളിൽ തട്ടി എന്നു തോന്നുന്നു. അയാൾ നഖം കറുത്ത, ചെളി പറ്റിയ വിരൽ നീട്ടി എന്റെ ചുണ്ടത്തു തൊട്ടു. “അയ്യേ, ഇങ്ങോട്ടു നോക്ക്,” വിടർന്ന, മാതൃതുല്യമെന്നു പറയാവുന്ന ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു, “പേടിക്കാനൊന്നുമില്ലെന്നേ! അയ്യയ്യേ!” ഒടുവിൽ ചെന്നായ യഥാർത്ഥത്തിൽ ഇല്ലെന്ന് എനിക്കു ബോദ്ധ്യമായി; ‘ചെന്നായ്’ എന്ന നിലവിളി ഞാൻ ഭാവനയിൽ കേട്ടതായിരിക്കണം. എന്നാൽ അത്ര വ്യക്തവും വ്യതിരിക്തവുമായി ഞാനതു കേട്ടതുമാണ്‌. മുമ്പും ഇതേപോലെ രണ്ടുമൂന്നു തവണ ഇങ്ങനെ ചില ആക്രോശങ്ങൾ (ചെന്നായകളെക്കുറിച്ചു മാത്രമല്ല) ഞാൻ ഭാവനയിൽ കേട്ടിരുന്നു ബാല്യത്തോടൊപ്പം അവയും ഇല്ലാതായി.) “ഞാനിനി പോയാലോ?” ഒട്ടൊരു നാണക്കേടോടെ അയാളെ നോക്കിക്കൊണ്ട് ചോദ്യരൂപത്തിൽ ഞാൻ പറഞ്ഞു. “മോനിനി പൊയ്ക്കോ, ഞാൻ നോക്കിക്കോളാം. ഞാനുള്ളപ്പോൾ ചെന്നായക്കു മോനെ കിട്ടില്ല!” അതേ മാതൃതുല്യമായ പുഞ്ചിരിയോടെ അയാൾ കൂട്ടിച്ചേർത്തു. “യേശു കൂടെയുണ്ടാവട്ടെ, പൊയ്ക്കോ,“ എന്നിട്ടയാൾ എനിക്കു മേൽ കുരിശു വരച്ചു, പിന്നെ സ്വന്തമായും. ഞാൻ നടന്നു; ഓരോ പത്തു ചുവടു വയ്ക്കുമ്പോഴും ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. മാരി കുതിരയേയും പിടിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിനിന്നു; ഞാൻ തിരിഞ്ഞുനോക്കുമ്പോഴെല്ലാം അയാൾ തലയാട്ടി. അങ്ങനെയൊരു പേടിത്തൊണ്ടനായി മറ്റൊരാൾ എന്നെ കാണുന്നതിൽ എനിക്കു ചെറിയ നാണക്കേടുണ്ടായി എന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും, ചെന്നായപ്പേടി പൂർണ്ണമായി മാറിയില്ലെങ്കിലും, ഞാൻ നടന്നു; ഒടുവിൽ, കൊല്ലിയും കടന്ന് ആദ്യത്തെ മെതിക്കളം കണ്ണില്പെട്ടപ്പോൾ എന്റെ പേടിയെല്ലാം പമ്പ കടന്നു; ഞങ്ങളുടെ നായ, വോൾചോക്ക്, എന്നെ സ്വീകരിക്കാൻ കുതിച്ചുചാടി വരികയും ചെയ്തിരുന്നു. വോൾചോക്കിനെ കണ്ടപ്പോൾ എന്റെ ആത്മവിശ്വാസമെല്ലാം തിരിച്ചുവന്നു. ഞാൻ അവസാനമായി ഒന്നുകൂടി മാരിയെ തിരിഞ്ഞുനോക്കി. ഇപ്പോൾ അയാളുടെ മുഖം വ്യക്തമായില്ലെങ്കിലും അയാൾ അപ്പോഴും എന്നെ നോക്കി സ്നേഹത്തോടെ പുഞ്ചിരിക്കുകയാണെന്നും തലയാട്ടുകയാണെന്നും എനിക്കു തോന്നി. ഞാൻ അയാളെ കൈ വീശിക്കാണിച്ചു; അയാളും എന്നെ നോക്കി കൈ വീശിയിട്ട് കുതിരയെ നടത്താൻ തുടങ്ങി. ”നടക്ക്!“ ദൂരെ നിന്ന് അയാളുടെ ഒച്ച ഞാൻ വീണ്ടും കേട്ടു; കുതിര പിന്നെയും മരക്കലപ്പ വലിക്കാൻ തുടങ്ങി. ഈ ഓർമ്മയാണ്‌- എന്തു കാരണം കൊണ്ടെന്നറിയില്ല- എന്റെ മനസ്സിലേക്കു പെട്ടെന്നു കയറിവന്നത്, അതും അത്യസാധാരണമായ സൂക്ഷ്മതയോടെ. ഞാൻ സ്വയം കുലുക്കിയുണർത്തിയിട്ട് ബങ്കിൽ എഴുന്നേറ്റിരുന്നു. ഓർമ്മയുടെ ഒരു നേർത്ത മന്ദഹാസം അല്പനേരം കൂടി എന്റെ മുഖത്തു തങ്ങിനിന്നിരുന്നു എന്നും ഞാനോർക്കുന്നു. ഒരു മിനുട്ടു കൂടി ഞാൻ അതും ചിന്തിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ മാരിയുമൊത്തുള്ള ആ സാഹസകൃത്യത്തിന്റെ കഥ ഞാൻ ആരോടും പറഞ്ഞില്ല. സാഹസമെന്നു പറയാൻ തന്നെ അതിലൊന്നുമില്ലായിരുന്നു എന്നതാണു സത്യം. അധികം വൈകാതെ മാരി എന്റെ ഓർമ്മയിൽ നിന്നു പോവുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്കൊക്കെ അയാളെ കണ്ടാലും ആ ചെന്നായയെക്കുറിച്ചൊ മറ്റെന്തിനെയെങ്കിലും കുറിച്ചോ അയാളുമായി സംസാരിക്കാൻ നിന്നിട്ടുമില്ല. എന്നിട്ടിപ്പോൾ, ഇരുപതു കൊല്ലത്തിനു ശേഷം, സൈബീരിയയിൽ വച്ച് ആ കൂടിക്കാഴ്ച എനിക്കോർമ്മ വരികയാണ്‌, ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങളോടും കൂടി. അതിനർത്ഥം എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ ശ്രദ്ധിക്കാതെ അതു മറഞ്ഞുകിടക്കുകയായിരുന്നു എന്നും അതിന്റെ ആവശ്യം വന്ന സമയത്ത് പെട്ടെന്നത് ഓർമ്മയിലൂടെ പുറത്തേക്കു വരികയായിരുന്നു എന്നുമാണ്‌. ഒരു പാവം അടിയാന്റെ സൗമ്യവും മാതൃനിർവ്വിശേഷവുമായ പുഞ്ചിരി ഞാനോർത്തു; എനിക്കു മേൽ കുരിശു വരച്ചുകൊണ്ട് തലയാട്ടുന്ന ആ പ്രത്യേകഭാവം ഞാനോർത്തു. “നീ വല്ലാതെ പേടിച്ചുപോയി, അല്ലേ മോനേ!” എന്റെ വിറയ്ക്കുന്ന ചുണ്ടുകളെ ആർദ്രതയോടെ സ്പർശിച്ച ആ ചെളി പുരണ്ട തടിച്ച വിരലും ഞാൻ വിശേഷിച്ചോർത്തു. തീർച്ചയായും ഏതു കുട്ടിയുടേയും പേടി മാറ്റാൻ ആരും അതുപോലൊക്കെ ചെയ്യും; എന്നാൽ അന്നത്തെ ആ ഏകാന്തസംഗമത്തിൽ തീർത്തും വ്യത്യസ്തമായതെന്തോ ആണ്‌ സംഭവിച്ചത്. ഞാൻ അയാളുടെ സ്വന്തം മകനായിരുന്നെങ്കിൽ ഇതിലും കൂടുതൽ സ്നേഹം തിളങ്ങുന്ന കണ്ണുകളോടെയാവില്ല അയാൾ എന്നെ നോക്കിയിരിക്കുക. ആരാണ്‌ അയാളെ അതിനു പ്രചോദിപ്പിച്ചത്? അയാൾ ഞങ്ങളുടെ അടിയാൻ ആയിരുന്നു, ഞാൻ അയാളുടെ യജമാനന്റെ മകനും. അയാൾ എന്നോടു കാണിച്ച കാരുണ്യം ആരും അറിയാനോ അതിനയാൾക്കു പ്രതിഫലം നല്കാനോ പോകുന്നില്ല. അയാൾക്കിനി കൊച്ചുകുട്ടികളോടു വലിയ സ്നേഹമാണെന്നു വരുമോ? അങ്ങനെയുള്ളവരുണ്ട്. ഞങ്ങൾ തമ്മിൽ കണ്ടത് ആളൊഴിഞ്ഞ ഒരു പാടത്തു വച്ചാണ്‌; ദൈവം മാത്രമേ, ഒരുപക്ഷേ, താഴേക്കു നോക്കുമ്പോൾ കണ്ടിരിക്കുകയുള്ളു, എത്ര അഗാധമായ, നാഗരികമായ മാനുഷികവികാരമാണ്‌, എത്ര പേലവവും സ്ത്രൈണമെന്നുതന്നെ പറയാവുന്നതുമായ ആർദ്രതയാണ്‌ അപരിഷ്കൃതനും പരുക്കനുമായ ഒരാളുടെ ഉള്ളിൽ, അക്കാലത്ത് സ്വാതന്ത്ര്യം പ്രതീക്ഷിക്കാനോ സ്വപ്നം കാണാൻ കൂടിയോ കഴിയാത്ത ഒരു റഷ്യൻ അടിയാന്റെ ഹൃദയത്തിൽ നിറഞ്ഞതെന്ന്. ഇനി പറയൂ, നമ്മുടെ കർഷകജനതയുടെ ഉയർന്ന സംസ്കാരത്തെക്കുറിച്ചു പറഞ്ഞപ്പോൾ കോൺസ്റ്റന്റിൻ അക്സാക്കോവിന്റെ മനസ്സിലുണ്ടായിരുന്നതും ഇതു തന്നെയല്ലേ? പിന്നെ കിടക്കയിൽ നിന്നെഴുന്നേറ്റ് ചുറ്റും നോക്കുമ്പോൾ, ഞാനോർക്കുന്നു, ഞാൻ ആ ഭാഗ്യം കെട്ട മനുഷ്യരെ വീക്ഷിച്ചത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്‌; എന്റെ മനസ്സിൽ അവരെക്കുറിച്ചുണ്ടായിരുന്ന വെറുപ്പും ദേഷ്യവും ഏതോ ദിവ്യാത്ഭുതം കൊണ്ടെന്നപോലെ മറഞ്ഞുപോയിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു; നടക്കുമ്പോൾ ചുറ്റുമുള്ള മുഖങ്ങളിലേക്ക് ഞാൻ ഉറ്റുനോക്കി; കുറ്റവാളി എന്നു മുഖത്തു ചാപ്പ കുത്തിയ, പറ്റെ വടിച്ച ആ കൃഷിക്കാരൻ, കുടിച്ചു ലക്കു കെട്ട് കാറിയ ശബ്ദത്തിൽ ഉച്ചത്തിൽ പാടുന്ന ആ മനുഷ്യൻ- അയാൾ ഞാൻ പറഞ്ഞ ആ മാരി തന്നെയാണെന്നു വരാം. എനിക്കയാളുടെ ഹൃദയത്തിലേക്കെന്തായാലും എത്തിനോക്കാൻ പറ്റില്ലല്ലോ. അന്നു വൈകിട്ട് ഞാൻ എമ്മിനെ പിന്നെയും കണ്ടു. പാവം മനുഷ്യൻ! മാരിമാരെക്കുറിച്ച് അയാൾക്കെന്തോർമയുണ്ടാവാൻ? അത്തരക്കാരെക്കുറിച്ച് ഇതല്ലാതെ മറ്റൊരു വീക്ഷണം അയാൾക്കെങ്ങനെയുണ്ടാവാൻ: “ഈ കൊള്ളക്കാരെ എനിക്കു സഹിക്കാൻ പറ്റുന്നില്ല!” അതെ, പോളിഷ് തടവുകാർക്ക് ഞങ്ങൾ സഹിച്ചതിലുമധികം സഹിക്കേണ്ടിയിരുന്നു, അക്കാലത്ത്. (1876 ഫെബ്രുവരിയിൽ എഴുതിയ ഈ കഥ ‘ഒരെഴുത്തുകാരന്റെ ഡയറി’ എന്ന പുസ്തകത്തിൽ നിന്നാണ്‌. അദ്ദേഹം സൈബീരിയയിൽ തടവുകാരനായിരുന്നപ്പോഴത്തെ അനുഭവമായിട്ടാണ്‌ കഥയുടെ രൂപം.) ഐപിഎല്ലില്‍ പുതിയതായെത്തുന്ന രണ്ടു ടീമുകളെ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ കിടമത്സരം. ടെന്‍ഡര്‍ വാങ്ങാനുള്ള തിയതി ഇന്നലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വന്‍കിട വിദേശ ബിസിനസ് ഗ്രൂപ്പുകളും പുതിയ ഫ്രാഞ്ചൈസികള്‍ക്കായി രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായ സിവിസി പാര്‍ട്‌ണേഴ്‌സ് എന്നിവരാണ് ടെന്‍ഡര്‍ ഡോക്യുമെന്റുകള്‍ വാങ്ങിയവരിലെ പ്രമുഖ വിദേശ കമ്പനികള്‍. ഈ മാസം അവസാന വാരം പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. എന്നാലിത് 3000-3500 കോടി രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. ബാലണ്‍ ഡി ഓറില്‍ മെസിയുടെ ഏഴാം മുത്തം; പിന്തള്ളിയത് ലെവന്‍ഡോവ്‌സ്‌കിയെ നോര്‍ത്ത് ഈസ്റ്റിനെ മുട്ടുകുത്തിച്ച് ചെന്നൈയിന്‍; പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് കെ.പി.സി.സി അധ്യക്ഷനാകാൻ 200% യോഗ്യനല്ല, ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല: മമ്പറം ദിവാകരന്‍ അവന്റെ ഫോമില്‍ ആശങ്ക വേണ്ട, പക്ഷേ, കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം, സൂപ്പര്‍ താരത്തെ കുറിച്ച് ദ്രാവിഡ് തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയില്‍ ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം. വേലിയേറ്റം കാരണമുണ്ടായ നാശനഷ്ടങ്ങളെക് തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയതുറയില്‍ ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പ്രതിഷേധം. വേലിയേറ്റം കാരണമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്താനാണ് മന്ത്രി വലിയതുറയിലെത്തിയത്. എന്നാല്‍ കടല്‍ഭിത്തി നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷനേടാന്‍ ശാശ്വത പരിഹാരം വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. ചര്‍ച്ചചെയ്ത് പരിഹരിക്കാം എന്ന് മന്ത്രി അറിയിച്ചെങ്കിലും ഇന്നു തന്നെ പരിഹാരം കാണണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മന്ത്രിയെ പ്രദേശവാസികള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് വളരെ ബുദ്ധിമുട്ടി മന്ത്രിയെ കാറില്‍ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു സ്വന്തം ലേഖകന്‍ തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുട കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല, സ്വീകരിക്കണോ എന്നു വ്യക്തിക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവ പരിചയപ്പെട്ടു.സംഭാഷണത്തിനൊടുവില്‍ സന്യാസി തന്റെ തുണി സഞ്ചിയിയില്‍ നിന്നും ഒരു കെട്ട് കടലാസ് പുറത്തെടുത്ത് നാടക പ്രവര്‍ത്തകനെ കാണിച്ചു. ഇതൊരു പുരോഗമനപരമായ നാടകത്തിന്റെ സ്ക്രിപ്റ്റ് ആണ്. നാടകമാക്കാന്‍ പറ്റുമോ എന്ന് നോക്കണം.നല്ലൊരു സംഭവമാണ്. ട്രാൻസ്‌ഫർ റൗണ്ടപ്പ്: മെസിക്കു വേണ്ടി അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തി, ലൗടാരോ മാർട്ടിനസിനെ വിടാതെ ടോട്ടനം 1. മെസിയെ സ്വന്തമാക്കാൻ വേണ്ടി അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തി ബാഴ്‌സലോണ വിടുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ ലാ ലിഗ ക്ലബായ അത്ലറ്റികോ മാഡ്രിഡ് ശ്രമം നടത്തിയെന്ന് മൂവിസ്റ്റാർ പ്ലസ് റിപ്പോർട്ടു ചെയ്‌തു. അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ സിമിയോണി മെസിയെ വിളിച്ച് ലൂയിസ് സുവാരസിനൊപ്പം വീണ്ടും ഒരുമിക്കാനുള്ള സാധ്യത തുറന്നിട്ടെങ്കിലും അർജന്റീന താരം പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. 2. ലൗടാരോ മാർട്ടിനസിനു വേണ്ടിയുള്ള നീക്കങ്ങൾ അവസാനിപ്പിക്കാതെ ടോട്ടനം ഇന്റർ മിലാൻ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കാതെ ടോട്ടനം ഹോട്സ്‌പർ. ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോഴും അർജന്റീന താരത്തെ സ്വന്തമാക്കാനുള്ള ചർച്ചകൾ സ്‌പർസ് നടത്തിക്കൊണ്ടിരിക്കയാണ്. എന്നാൽ ലുക്കാക്കു ടീം വിടുന്നതിനാൽ ലൗടാരോയെ വിൽക്കാൻ ഇന്റർ തയ്യാറാവാൻ സാധ്യതയില്ല. 3. മാഞ്ചസ്റ്റർ സിറ്റിയുമായി ദീർഘകാലത്തേക്കു കരാർ പുതുക്കി ജോൺ സ്റ്റോൺസ് ഇംഗ്ലണ്ട് പ്രതിരോധ താരമായ ജോൺ സ്റ്റോൺസ് മാഞ്ചസ്റ്റർ സിറ്റിയുമായി ദീർഘകാലത്തേക്ക് കരാർ പുതുക്കി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് 2026 വരെ കരാർ നൽകിയത് സിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ചു വർഷങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്ന സ്റ്റോൺസ് ഇതുവരെ 168 മത്സരങ്ങൾ ക്ലബിനു വേണ്ടി കളിച്ചിട്ടുണ്ട്. 4. ഉംറ്റിറ്റിയെ ലോൺ കരാറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ബാഴ്‌സലോണ പ്രതിരോധ താരമായ സാമുവൽ ഉംറ്റിറ്റിയെ ലോൺ കരാറിൽ സ്വന്തമാക്കാൻ നിരവധി ക്ലബുകൾക്ക് താൽപര്യമുണ്ടെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്‌പോർട് വ്യക്തമാക്കി. തുർക്കിഷ് ക്ലബായ ബെസിക്റ്റസ്, ഫ്രഞ്ച് ക്ലബുകളായ നീസ്, മൊണാക്കോ എന്നിവരാണ് ഫ്രഞ്ച് പ്രതിരോധ താരത്തിനായി രംഗത്തുള്ളത്. എന്നാൽ പ്രതിഫലം അംഗീകരിച്ചില്ലെങ്കിൽ ഉംറ്റിറ്റി ബാഴ്‌സയിൽ തന്നെ തുടർന്നേക്കും. 5. ആന്ദ്രേ ഗോമസിനെ വിൽക്കുന്ന കാര്യം എവർട്ടൺ പരിഗണിക്കുന്നു മുൻ ബാഴ്‌സലോണ താരമായ ആന്ദ്രേ ഗോമസിനെ വിൽക്കുന്ന കാര്യത്തിൽ പ്രീമിയർ ലീഗ് ക്ലബായ എവർട്ടണു താൽപര്യം ഉണ്ടെന്ന് ഓ ലോഗോ വെളിപ്പെടുത്തി. പുതിയ താരങ്ങളെ എത്തിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താനും സ്‌ക്വാഡിനെ പുതുക്കിയെടുക്കാനുമാണ് പോർച്ചുഗീസ് മധ്യനിര താരത്തെ റാഫ ബെനിറ്റസ് ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. 6. ലിംഗാർഡിൽ ലൈസ്റ്റർ സിറ്റിക്ക് താൽപര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സെ ലിംഗാർഡിനെ സ്വന്തമാക്കുന്ന കാര്യം ലൈസ്റ്റർ സിറ്റി ആലോചിക്കുന്നു. ജെയിംസ് മാഡിസൺ ആഴ്‌സണലിലേക്ക് ചേക്കേറിയാൽ പകരക്കാരനായി ഇരുപത്തിയെട്ടുകാരനായ ഇംഗ്ലീഷ് താരത്തെയാണ് ലൈസ്റ്റർ പരിഗണിക്കുന്നതെന്ന് ഫുട്ബോൾ ലണ്ടൻ വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിനു വേണ്ടി ലോണിൽ കളിച്ച ലിംഗാർഡ് മികച്ച പ്രകടനം നടത്തിയിരുന്നു. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ ഫുൾ ബാക്കായ ഗോൺസാലോ മോണ്ടിയാൽ സെവിയ്യയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്നുവെന്ന് ഗുസ്റ്റാവോ യാരോച്ച് വെളിപ്പെടുത്തി. റിവർപ്ലേറ്റ് താരത്തിനു വേണ്ടി പത്ത് മില്യൻ യൂറോയാണ് സെവിയ്യ മുടക്കുക. കോപ്പ ഫൈനലിൽ നെയ്മറടക്കമുള്ള ബ്രസീലിയൻ മുന്നേറ്റത്തെ സമർത്ഥമായി തടുത്ത് മോണ്ടിയൽ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധി; എന്തുകൊണ്ട് കൃഷിവകുപ്പിനെ സമീപിച്ചില്ലെന്ന് മന്ത്രി പി പ്രസാദ് Express Kerala രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം മെർക്കൽ വിരമിച്ചു; ഇനി ഒലാഫ് ഷോൾസ് ജർമൻ ചാൻസലർ ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ് ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു മുല്ലപ്പെരിയാർ: ഷട്ടറുകൾ ഉയർത്തി, പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ഐഎസ്എൽ ത്രില്ലറിൽ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ ആഷസ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം | മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധി; എന്തുകൊണ്ട് കൃഷിവകുപ്പിനെ സമീപിച്ചില്ലെന്ന് മന്ത്രി പി പ്രസാദ് തൃശൂര്‍: മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധിയില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഓണം ആഘോഷഘങ്ങളോടനുബന്ധിച്ച് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കായി എല്ലാവരെയും സമീപിച്ചിരുന്നു. അന്നൊന്നും ഇവര്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അക്കാര്യം സംശയമുയര്‍ത്തുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ പരിശോധിക്കും. പ്രതിസന്ധിയിലായെന്ന് പറയുന്ന കര്‍ഷകര്‍ കൃഷിവകുപ്പിനെയോ ഹോര്‍ട്ടികോര്‍പ്പിനെയോ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ഏത് കര്‍ഷകനും അനായാസേന അവരുടെ വിളകളെ കുറിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോര്‍ട്ടലുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും മന്ത്രി പി പ്രസാദ് പ്രതികരിച്ചു. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി ഉന്നയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു ആരോപണം. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം 1996 – ല്‍ അള്‍ജീരിയയില്‍ നിന്നു മുസ്ലീം തീവ്രവാദികളാല്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിമാരുടെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍ എന്ന സിനിമ സന്യാസവും തീവ്രവാദവും ഏറ്റുമുട്ടുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഈ സിനിമയുടെ പ്രമേയം. സങ്കീര്‍ത്തകന്റെ പുസ്തകത്തില്‍ നിന്നുള്ള ഈ ഉദ്ധരണിയില്‍ നിന്നാണ് ‘ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍’ എന്ന സിനിമ ആരംഭിക്കുന്നത്. “ഞാന്‍ പറയുന്നു; നിങ്ങള്‍ ദൈവങ്ങളാണ്. നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും. ഏതു പ്രഭുവിനേയും പോലെ വീണു പോകും.” സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ സംവിധായകന്‍ സേവ്യര്‍ ബോവോയ്‌സ് ആണ്. ലാം ബെര്‍ട്ട് വില്‍സണ്‍, മൈക്കിള്‍ ലോന്‍സ്‌ഡേല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ദൈവത്തിന്റേയും ജനത്തിന്റേയും എന്നര്‍ത്ഥം വരുന്ന ‘ഡെസ്‌ഹോമസ് എറ്റ് ഡെസ് ഡിയക്‌സ്’ എന്ന ഫ്രഞ്ച് വാക്കാണ് ഈ സിനിമയുടെ പേരിന്റെ കാരണം. ഈ ചലച്ചിത്രത്തിന്റെ കഥാബിന്ദു ബൈബിളില്‍ നിന്നും കടം കൊണ്ടതാണെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട്. ടിഫിറിന്‍ എന്ന ദേശത്തെ ഒരു ആശ്രമത്തേയും അവിടെ ജീവിച്ചിരുന്ന ഒന്‍പത് ട്രാപ്പിസ്റ്റ് സന്യാസിമാരെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. മുസ്ലീം മത വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന ആ പ്രദേശത്ത് അവര്‍ വളരെ ഐക്യത്തോടെ ജീവിച്ചിരുന്നു. 1996- ലെ ആഭ്യന്തര യുദ്ധത്തില്‍ അവരില്‍ ഏഴ് പേര്‍ തട്ടികൊണ്ട് പോകപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്യുന്നതോടെ കഥാഗതി മാറുന്നു. തികച്ചും സാധാരണക്കാരായി ജീവിച്ചിരുന്ന ക്രിസ്ത്യന്‍-മുസ്ലീം ജനതയുടെ ജീവിതത്തില്‍ പുറം ശക്തികളുടെ കടന്നുകയറ്റത്തോടെ അശുഭകരമായ സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്. ഗവണ്‍മെന്റിന്റെ പതനം, വളരുന്ന തീവ്രവാദം എന്നിവയാണ് പിന്നീട് കാണിക്കുന്നത്. ഒടുവില്‍ സന്യാസ സമൂഹത്തോട്‌ തീവ്രവാദികളും ഗവണ്‍മെന്റും എതിരാകുന്നു. അത് സന്യാസികളുടെ മരണത്തില്‍ കലാശിക്കുന്നു. 2010-ലെ കാന്‍ ഫെസ്റ്റിവലില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അവാര്‍ഡ് ആയ ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. കൂടാതെ നല്ല ചിത്രത്തിനുള്ള ലൂമിയര്‍ അവാര്‍ഡും സീസര്‍ അവാര്‍ഡും ചിത്രത്തിന് ലഭിക്കുകയുണ്ടായി. നല്ല രീതിയില്‍ നിരൂപക പ്രശംസ പിടിച്ച് പറ്റിയതിനൊപ്പം തന്നെ വാണിജ്യ തലത്തില്‍ ബോക്‌സോഫീസ് വിജയമായി തീരുകയും ചെയ്തിരുന്നു ഈ സിനിമ. സന്യാസിമാരുടെ സമാധാനപരമായ പ്രാര്‍ത്ഥനാചര്യയും ആരോഗ്യപരിപാലനവും സമൂഹവുമായുള്ള നല്ല ഇടപെടലുകളും മുസ്ലീം മൗലീകവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ മൂലം തകരുന്നു. സന്യാസിമാരുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ക്രിസ്ത്യന്‍ ലാംബര്‍ട്ട് വില്‍സണ്‍) അല്‍ജീരിയയില്‍ തുടരണോ അതോ അവിടം വിട്ട് പോകണോ എന്ന ചോദ്യം മറ്റു സന്യസിമാരോട് ചോദിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുന്നു. അല്‍ജീരിയയില്‍ തുടരണോ അതോ അവിടം വിട്ട് പോകണോ എന്ന ഒരു പ്രതിസന്ധിയില്‍ സന്യാസിമാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ അതിനൊരു ഉത്തരം കാണും മുന്‍പേ അലി ഭയാട്ടിയ നയിക്കുന്ന മൗലീക തീവ്രവാദ സംഘം ഒരു ക്രിസ്തുമസ് സായാഹ്നത്തില്‍ സന്യാസിമാരുടെ ആശ്രമ വളപ്പില്‍ കടന്ന് കയറുകയും അവിടുത്തെ ഡോക്ടറെയും മരുന്നും ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, സന്യാസ സമൂഹം ആ ആവശ്യം നിരസിക്കുകയും അവരുടെ നല്ല മനസിന്റെ സൂചന പോലെ വിശുദ്ധ ഖുര്‍ ആനിലെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്തു. അതില്‍ അത്ഭുതവും ബഹുമാനവും തോന്നിയ ഭയാട്ടിയ ആ ആശ്രമം വിട്ട് പോകുകയും അവരോട് അദ്ദേഹം സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവസാനം സൈന്യം അയാളെ തടവുകാരനാക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു. ആഭ്യന്തരയുദ്ധം വര്‍ദ്ധിക്കവേ സന്യാസ സമൂഹം തങ്ങളുടെ കീഴിലുള്ള പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായി. അവരെല്ലാവരും ആ കലാപത്തില്‍ മരണത്തെ മുന്നില്‍ കാണുകയാണെന്നും മനസിലാക്കുന്നു. തീവ്രവാദികള്‍ രാത്രി കാലങ്ങളില്‍ സന്യാസിമാരെ പിടിച്ച് തടവിലാക്കുകയും, അടിമകളാക്കിയ അവരെ ഒരു മഞ്ഞ് പാതയിലൂടെ ആ അന്തിമ വിധിയായ മരണത്തിലേക്ക് കൊണ്ടു പോകുകുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു. 1996 – ല്‍ അള്‍ജീരിയയില്‍ നിന്നു മുസ്ലിം തീവ്രവാദികളാല്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിമാരുടെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. Cancel reply ഇറാഖിൽ കത്തോലിക്കാ ഭവനത്തിനു നേരെ നടന്ന ബോംബാക്രമണത്തെ അപലപിച്ച് കർദ്ദിനാൾ നൂറ് നർത്തകർ ചേർന്ന് അവതരിപ്പിക്കുന്ന ക്രിസ്തുമസ് നൃത്താവിഷ്ക്കാരം ‘മഞ്ഞ് പെയ്യട്ടെ’ ശ്രദ്ധേയമാകുന്നു ഉടഞ്ഞുപോയ പാത്രങ്ങളിലും, തൂകിപ്പോയ ചായക്കൂട്ടുകളിലും, പിന്നിപ്പോയ വസ്ത്രങ്ങളിലും, വിള്ളല്‍ വീണ ചുമരുകളിലും, ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലും, ഇരുണ്ടുപോയ നിറങ്ങളിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുമോ? അപൂര്‍ണതയിലും പൂര്‍ണത ദര്‍ശിക്കാനാകുമെന്നാണ് ജപ്പാനിലെ ആത്മീയദാര്‍ശനികര്‍ പറയുന്നത്. വാബി-സാബി, ഫിലോസഫിയനുസരിച്ച് ലാളിത്യത്തിലും നൈമിഷികതയിലും സൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കും. നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലും സാധാരണ മനുഷ്യരിലും നന്മ ദര്‍ശിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍ ജീവിതചക്രം സ്ലോമോഷനിലായപ്പോള്‍ ഇതുവരെ കാണാതിരുന്ന നന്മകള്‍ നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ജീവിതം ആസ്വദിക്കുവാന്‍ അത്യാവശ്യമായിട്ടുള്ളത്? വലിയ വീടും വാഹനവും പദവിയും ആര്‍ഭാടങ്ങളും ഒക്കെ ഇല്ലെങ്കിലും തലചായ്ക്കാനൊരിടവും അന്നന്നുവേണ്ട ആഹാരവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണവും കൂടെയുണ്ടെങ്കില്‍ എന്തു ബുദ്ധിമുട്ടും സഹിക്കുവാന്‍ പ്രയാസമില്ല എന്ന് നാം കുറച്ചുനാളുകളിലെ ലോക്ഡൗണ്‍ കൊണ്ട് പഠിച്ചു. വാബി-സാബി ഫിലോസഫി ദൈനംദിന ജീവിതത്തിന്റെ ആദര്‍ശമായി സ്വീകരിക്കുകയാണെങ്കില്‍ നമുക്ക് എപ്പോഴും സന്തോഷവാന്മാരായി കഴിയുവാന്‍ സാധിക്കും. സെന്‍ ബുദ്ധിസത്തില്‍, പ്രത്യേകിച്ച് ജപ്പാന്‍കാരുടെ ചായസല്‍ക്കാരത്തില്‍ അധിഷ്ഠിതമായ വാബി-സാബി ഫിലോസഫിയില്‍ കൈകള്‍ കൊണ്ട് നിര്‍മ്മിച്ചതും, ആകൃതിയിലും മിനുസത്തിലും വ്യത്യസ്തവും ചിലപ്പോള്‍ വിള്ളല്‍ വീണതും ആയ ചായക്കോപ്പകളില്‍ സൗന്ദര്യം ദര്‍ശിച്ച ഗുരുക്കന്മാര്‍ എല്ലാറ്റിലും നന്മ കണ്ടു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, ഒരു ശരത്ക്കാലത്ത് ഒരു ബുദ്ധസന്യാസാശ്രമത്തിലെ ഗുരു തന്റെ ശിഷ്യന്മാരോട് ചായ സല്‍ക്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ പറഞ്ഞു. ഏതോ വിശിഷ്ട വ്യക്തി ആശ്രമം സന്ദര്‍ശിക്കുവാന്‍ വരുന്നുണ്ടത്രെ. ശിഷ്യന്മാര്‍ വഴികളെല്ലാം വൃത്തിയാക്കി. തോട്ടത്തിലെ ചെടികളെല്ലാം ഒരേനിരപ്പില്‍ വെട്ടി ഭംഗിയാക്കി. താഴെ വീണുകിടന്നിരുന്ന ഉണങ്ങിയ ഇലകളൊക്കെ തൂത്തുമാറ്റി. മണ്ണ് നിരപ്പാക്കി. ചെടിച്ചട്ടികള്‍ ചായംപൂശി ഭംഗിയാക്കി. തോട്ടം വളരെ നീറ്റായി. ഒരു പുല്‍ക്കൊടിപോലും അസ്ഥാനത്തായിരുന്നില്ല. ഉച്ചകഴിഞ്ഞ് ഗുരു തോട്ടം പരിശോധിക്കാന്‍ വന്നു. എല്ലാം ക്ലീനായി കിടക്കുന്നതുകണ്ട ഗുരു തോട്ടത്തിന്റെ നടുവിലുണ്ടായിരുന്ന മേപ്പിള്‍ട്രീയുടെ ഒരു കമ്പില്‍ പിടിച്ച് ശക്തമായി കുലുക്കി. അപ്പോള്‍ അതിലുണ്ടായിരുന്ന ഉണങ്ങിയതും വാടിയതുമായ ഇലകള്‍ നിലത്തേക്കു വീണു. അവ തലങ്ങും വിലങ്ങും വഴിയില്‍ വീണ് അലങ്കോലമായി കിടന്നു. അതുകണ്ട് ഗുരു മന്ദഹസിച്ചു. പ്രകൃതിയുടെ ഈ അലങ്കോലതയില്‍ അദ്ദേഹം സൗന്ദര്യം ദര്‍ശിച്ചു. വാബി എന്ന വാക്കിന്റെ അര്‍ത്ഥം ലളിതമായത് എന്നാണ്. സാബി എന്ന വാക്കിന്റെ അര്‍ത്ഥം അപൂര്‍ണതയിലെ അല്ലെങ്കില്‍ തേയ്മാനത്തിലെ സൗന്ദര്യം എന്നുമാണ്. നമ്മളില്‍ ആരാണ് പരിപൂര്‍ണരായിട്ടുള്ളത്? യാതൊരു കുറവും കോട്ടവും പോരായ്മയും ഇല്ലാത്ത ആരെങ്കിലും ഈ ഭൂമിയിലുണ്ടോ? നമ്മുടെ ഉയരവും നിറവും മുടിയും കണ്ണുകളും കഴിവുകളും പ്രവൃത്തികളും ഒക്കെ വ്യത്യസ്തമല്ലേ? ഒരേ മാതാപിതാക്കന്മാരില്‍ നിന്ന് ജനിച്ചവരാണെങ്കിലും സഹോദരങ്ങള്‍ തമ്മില്‍, എന്തിനു പറയുന്നു, ഇരട്ടകളില്‍പ്പോലും എന്തെല്ലാം വ്യത്യസ്തകളാണുള്ളത്? ദൈവം നമ്മെ ആരെയും ഒരേ അച്ചില്‍ വാര്‍ത്തെടുത്തിട്ടില്ല. നമുക്കുള്ള വ്യത്യസ്തതകളെയും അപൂര്‍ണതകളെയും ബഹുമനിക്കാം, ആദരിക്കാം, അവയ്ക്ക് നന്ദി പറയാം. യേശുനാഥന്‍ ഫരിസേയരിലും ചുങ്കക്കാരിലും, പുരുഷനിലും സ്ത്രീയിലും, മുതിര്‍ന്നവരിലും കുട്ടികളിലും, നീതിമാന്മാരിലും പാപികളിലും ദൈവസാന്നിദ്ധ്യം ദര്‍ശിച്ചു. അവിടുന്ന് അവരെ എല്ലാവരെയും ആദരിച്ചു. കപടഭക്തരെ മാത്രമാണ് അവിടുന്ന് അപലപിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍, ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍’ (മത്താ. 5:48) എന്ന് യേശു പറയുന്നുണ്ട്. എന്താണ് വാസ്തവത്തില്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നമുക്കാര്‍ക്കെങ്കിലും ദൈവത്തെപ്പോലെ പരിപൂര്‍ണരാകുവാന്‍ പറ്റുമോ? ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നത് പരിപൂര്‍ണരാകുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പക്വതയുള്ളവരാകുക, ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണത കൈവരുത്തുക എന്നൊക്കെയാണ് എന്നാണ്. ഗ്രീക്ക് വാക്കായ ടെലെയിയോസ് (ലേഹലശീ)െ ആണ് ഇംഗ്ലീഷില്‍ ജലൃളലര േഎന്നും മലയാളത്തില്‍ പരിപൂര്‍ണത എന്നും വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആ വാക്കിന്റെ ശരിയായ അര്‍ത്ഥം പരിപൂര്‍ണത എന്നതിനെക്കാള്‍ പക്വത എന്നതായിരിക്കും. നമ്മുടെ പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ചുള്ള പക്വത എല്ലാ കാര്യങ്ങളിലും പാലിക്കുവാന്‍ നമുക്കു കടമയുണ്ട്. അതുപോലെതന്നെ നമ്മുടെ പരസ്പര ബന്ധങ്ങളില്‍ വിശ്വസ്തതയുള്ളവരായിരിക്കുകയും വേണം. അപ്പോള്‍ നമ്മള്‍ സ്വര്‍ഗസ്ഥനായ പിതാവിനെപ്പോലെയാകും. വെടിപ്പും വൃത്തിയുമൊക്കെ ആവശ്യമുള്ളതാണെങ്കിലും എല്ലാം പെര്‍ഫെക്ട് ആയിരിക്കണം എന്നു വാശിപിടിക്കേണ്ട. കാർഡിനൽ സിമോണി ജീവിക്കുന്ന രക്തസാക്ഷിയെന്ന് ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ ഏണസ്റ്റ് സിമോണി അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി ഹെംലക്ക്‌ ചെടിയുടെ ചാറുമായി സോക്രട്ടീസ്‌ നില്‍പ്പുണ്ടിപ്പോഴും, കാലത്തിന്റെ തടവറയില്‍. ഏത്‌ രാജ്യത്തും ഏതു സമൂഹത്തിലുമുണ്ട്‌, സോക്രട്ടീസ്‌; കറുപ്പിന്റെ വിധിയാളന്‍മാരുടെ മുന്നില്‍ മരണവിധി ശിരസാവഹിച്ചു കൊണ്ട്‌. ജ്ഞാനത്തിന്റെ ശബ്ദത്തെ ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ ആഗമനകാലം രണ്ടാം ഞായർ വിചിന്തനം മരുഭൂമിയിലെ ശബ്ദം (ലൂക്കാ നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ബിജെപി; ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്‍ BJP opposes appointment of KK Ragesh's wife – News18 Malayalam കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ബിജെപി; ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്‍ കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ബിജെപി; ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്‍ കണ്ണൂര്‍ സര്‍വകലാശാല വി സി പിണറായി വിജയന്റെ പോക്കറ്റ് നായയായി മാറിയെന്നും ഗോപാലക്യഷ്ണന്‍ വിമര്‍ശിച്ചു. കൊച്ചി:മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ(K K Ragesh) ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ ബിജെപി. പ്രിയയ്ക്ക് ആവശ്യത്തിന് യോഗ്യതയില്ലായെന്നാണ് ബിജെപി(BJP) നേതാവ് ബി ഗോപാലക്യഷ്ണന്‍ (B Gopalakrishnan)പറഞ്ഞു. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്ന് ബി ഗോപാല ക്യഷ്ണന്‍ പറഞ്ഞു. സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാകുന്നതിന് കുറഞ്ഞത് 8 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടാകണം. എന്നാല്‍ പ്രിയയ്ക്ക് 8 വര്‍ഷത്തെ അധ്യാപന പരിചയമില്ല. യോഗ്യതയില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടതെന്നും ബി ഗോപാലക്യഷ്ണന്‍ ആരോപിച്ചു. അഴിമതിയുടെ മുഖമാണ് പ്രിയയ്ക്ക്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ നിയമനം നടന്നതെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഗോപാല ക്യഷണന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വി സി പിണറായി വിജയന്റെ പോക്കറ്റ് നായയായി മാറിയെന്നും ഗോപാലക്യഷ്ണന്‍ വിമര്‍ശിച്ചു. യോഗ്യത ഉണ്ടായിട്ടും ലക്ഷക്കണക്കിന് പേരാണ് തൊഴില്‍ ലഭിയ്ക്കാതെ അലയുന്നത്. മുഖ്യമന്ത്രി മുന്നില്‍ മുട്ടിലിഴയേണ്ട് അവസ്ഥയാണ് ഇപ്പോഴുള്ളത്. അപ്പോഴാണ് പ്രിയയ്ക്ക് വഴിവിട്ട നിയമനം നല്‍കിയിരിയ്ക്കുന്നത്. ഇത് സ്വജനപക്ഷപാതവും അഴിമതിയും ആണെന്ന് ഗോപാല ക്യഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സര്‍വകലാശാലയിലേയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടന്നത്. ഓണ്‍ ലൈന്‍ ആയിട്ടായിരുന്നു ഇന്റര്‍വ്യൂ. 6 പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ഇതിലാണ് പ്രിയ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയ്ക്ക് 27 വര്‍ഷത്തെ അധ്യാപന പരിചയമുണ്ട്. 104 പ്രബദ്ധങ്ങളും ഉണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇത്രയധികം യോഗ്യതയുള്ള ജോസഫ് സ്‌കറിയയെ തഴഞ്ഞാണ് പ്രിയ വര്‍ഗീസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതെന്നാണ് ഉയരുന്ന ആരോപണം. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഈ മാസം 26-ന് വിരമിയ്ക്കുകയാണ്. അതിന് മുന്‍പ് വേഗത്തില്‍ ഇന്റവ്യൂ നടത്തി നിയമനം നടത്തുകയായിരുന്നുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാലകളിലേയ്ക്ക് നിയമനം നല്‍കിയതിനെതിരെ നേരത്തെയും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. എ എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം അടക്കം വിവാദമാകുകയും ചെയ്തിരുന്നു. കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനത്തിനെതിരെ ബിജെപി; ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്‍ പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു സന്ദീപ് വധത്തിൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഢാലോചന; രാഷ്ട്രീയപരമായും നിയമപരമായും നേരിടും; കെ.സുരേന്ദ്രന്‍ Snake disrupts power 11 കെ.വി ലൈനില്‍ പാമ്പ് കയറി; വൈദ്യുതി മുടങ്ങി Jayasoorya 'എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ ചിറാപ്പുഞ്ചി വേദിയിൽ പറഞ്ഞത് മന്ത്രിയോട് ചോദിച്ചിട്ടെന്ന് ജയസൂര്യ നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം Muhammad Riyas ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും ജയസൂര്യക്ക് മന്ത്രിയുടെ മറുപടി Kerala Rains സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം 'Waqf സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ നിന്നകലും ടി കെ ഹംസ കടിച്ച പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറി; മണിക്കൂറുകള്‍ക്കകം യുവാവ് മരിച്ചു Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കൊച്ചി: കോവളത്ത് അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഹോട്ടല്‍ ഉടമ. അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞ ദിവസം പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, കോവിഡ് കാലത്ത് അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഇദ്ദേഹത്തെ ഇറക്കിവിട്ടതാണെന്നും, തിരികെ പോകണമെന്ന് ഇര്‍വിന്‍ ഫോക്‌സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ഹോട്ടൽ നടത്തിപ്പുകാരി പറയുന്നു. എട്ട് മാസമായിട്ടാണ് ഇദ്ദേഹം ഇങ്ങനെ കിടപ്പിലായത്. സുഹൃത്ത് ആണ് നോക്കിയിരുന്നത്, ഞാന്‍ ക്ലീന്‍ ചെയ്യും. മൂന്ന് നേരവും ആഹാരം കൊടുക്കും. വേണമെന്ന് പറയുന്ന ഭക്ഷണം തന്നെ കൊടുത്തിട്ടുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ലെന്നും അവർ പറയുന്നു. അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഇറക്കിവിട്ടിട്ട് രണ്ടു വര്‍ഷമായി. അവിടെ പോകണമെന്ന് അങ്ങേര് എപ്പോഴും പറയുമായിരുന്നു. വിളിച്ചുചോദിക്കുമ്പോ തുറന്നിട്ടില്ലെന്നാ അവര് പറഞ്ഞതെന്നും ഹോട്ടല്‍ നടത്തിപ്പുകാരി പറഞ്ഞു. അമൃതാനന്ദമയി മഠത്തില്‍ പോകാന്‍ രണ്ട് വര്‍ഷം മുന്‍പ് സുഹൃത്തിനൊപ്പമെത്തിയ ഇര്‍വിന് കോവിഡ് ബാധിച്ചു. സുഹൃത്ത് വിസ പുതുക്കാന്‍ ശ്രീലങ്കയിലേക്ക് പോയപ്പോഴാണ് ഇര്‍വിന്‍ തനിച്ചായത്. കഴിഞ്ഞ നാല് മാസമായി ഹോട്ടല്‍ മുറിയില്‍ ഇര്‍വിനെ പൂട്ടിയിട്ടു എന്നാണ് പോലീസ് പറയുന്നത്. വീണ് പരിക്കേറ്റ ഇര്‍വിന് ഹോട്ടല്‍ നടത്തിപ്പുകാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ നല്‍കിയില്ലെന്നും പോലീസ് പറയുന്നു. ഇര്‍വിനെ അമേരിക്കയിലെത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി യുഎസ് എംബസിയുമായി പോലീസ് ബന്ധപ്പെടിട്ടുണ്ട്. നമ്മൾ എല്ലാവരും പൂരി കഴിച്ചിട്ടുള്ളവരാണ്. എല്ലാവർക്കും തന്നെ ഇഷ്ട്ടപെട്ട ഒരു വിഭവം കൂടെ ആണല്ലോ. സാദാ പൂരിയിൽ നിന്ന് വ്യത്യസ്തമായി മെതി പൂരി ഉണ്ടാക്കി നോക്കു.. ഗോതമ്പ് പൊടി ഒരു കപ്പ്, സൂചി ഗോതമ്പ് (ഗോതമ്പ് പൊടിയുടെ എട്ടിൽ ഒരു ഭാഗം ജീരകം അര ടീസ്പൂണ്, പൊടിച്ച കുരുമുളക് അര ടീസ്പൂണ്, അയമോദകം ഒരു കപ്പിന്റെ എട്ടിൽ ഒന്ന്‌, കായപൊടി ഒരു നുള്ള്, ഉപ്പ്, നെയ്യ് ഒരു ടേബിൾ സ്പൂണ്, ഉലുവചപ്പ് ഒരു കപ്പിന്റെ മൂന്നിൽ ഒന്ന് അവശ്യത്തിന് വെള്ളം..ഇനി ഗോതമ്പു പൊടി, സൂചി ഗോതമ്പ്, ജീരകം, പൊടിച്ച കുരുമുളക്, അയമോദകം, കായ പൊടി, ഉപ്പ്, നെയ്യ് എന്നിവ ഒരു പാത്രത്തിൽ ഇട്ടു നല്ല പോലെ ഇളക്കുക… ചേരുവകൾ എല്ലാം കൂടിച്ചേർന്ന് കഴിയുമ്പോൾ ഉലുവചപ്പ് ചേർക്കുക… ശേഷം അവിശ്യത്തിനു വെള്ളം ചേർത്തു നല്ലതു പോലെ ഇളക്കുക…ഇനി ചപ്പാത്തിയുടെ മാവ് പോലെ കുഴച്ച് എടുക്കാം.. ഇപ്പോൾ തയാറായ മാവ് ചപ്പാത്തി പരത്തുന്നപോലെ ഒരല്പം കട്ടിയിൽ പരത്തുക… എന്നിട്ടു നമുക്ക് ഇഷ്ട്ടം ഉള്ള ആകൃതിയിൽ മുറിച്ചെടുക്കുക…. ഇതു നന്നായി ചൂട് ആയ എണ്ണയിൽ 8 മുതൽ 10 മിനിറ്റു വരെ കുറഞ്ഞ ചൂടിൽ വറത്തെടുക്കുക… നല്ല രുചികരമായ മെതി പുരി തയ്യാർ. യാതൊരു കറികളും ഇല്ലാതെ തന്നെ കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് ഇത്. തീർച്ച ആയും പരീക്ഷിക്കുമല്ലോ.. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കെസെടുത്തു. കൊല്ലം: സംസ്ഥാനത്ത് വീണ്ടും സര്‍ക്കാര്‍ ഡോക്ടറിന് നേരെ കയ്യേറ്റം. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഗണേഷിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കെസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഓ പി ബഹിഷ്‌കരണ സമരം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് വൃദ്ധ കിണറ്റില്‍ വീണ് മരിച്ചിരുന്നു. മരണം സ്ഥിരീകരിക്കുന്നതിനായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധിക്കാന്‍ ഡോക്ടര്‍ വാഹനത്തിനടുത്തേക്ക് എത്തിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദനം. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും ഒപ്പമുള്ളവരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരെ പ്രസിഡന്റ് ഒപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മൃതദേഹവുമായി എത്തിയ വാഹനം രണ്ട് മണിക്കൂര്‍ കാത്ത് കിടന്നിട്ടും പരിശോധിക്കാന്‍ ഡോക്ടര്‍ എത്തിയില്ലെന്നാണ് ആരോപണ വിധേയനായ ശ്രീകുമാറിന്റെ വിശദീകരണം. താനും മറ്റൊരാളുമായി ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. താന്‍ പ്രസിഡന്റ് ആണെന്നും വാഹനത്തിനുള്ള മൃതദേഹം പരിശോധിക്കണമെന്നും ഒപ്പം ഉള്ള ആള്‍ പറഞ്ഞു. എന്നാല്‍ ആക്രോശിച്ചുകൊണ്ട് ഡോക്ടര്‍ തങ്ങളെ രണ്ടുപേരെയും പിടിച്ചുതള്ളുകയും ആയിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. തനിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കാനും ഡോക്ടര്‍ തയ്യാറായില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ആരോപണ വിധേയന്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗമായ ശ്രീകുമാറില്‍ നിന്ന് ഡിസിസി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. നേരത്തെയും ഡോക്ടര്‍ ഗണേഷിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി ശ്രീകുമാര്‍ പറയുന്നു. Also Read-Idukki Dam ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശം; ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു അതേസമയം സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം മെയ്യ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങള്‍. ഇതില്‍ 15 കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി അക്രമിച്ചവയാണ്. ഇവയില്‍ എഫ്‌ഐആര്‍ പോലും രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്ത കേസുകളും ഉണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന നേരത്തെ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡോക്ടര്‍ സമര്‍പ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്യ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത്. ഓഗസ്റ്റില്‍ ഉണ്ടായ രണ്ട് അക്രമങ്ങളും തിരുവനന്തപുരത്താണ്. ഒന്ന് കഴിഞ്ഞ മൂന്നിന് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും, രണ്ടാമത്തേത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും. മെയ്യ് മാസം 8 ഉം, ജൂണില്‍ ആറും ജൂലൈ മാസത്തില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. Also Read-Encounter with Terrorists പൂഞ്ചില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു ഭൂരിഭാഗവും രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ അക്രമങ്ങളായിരുന്നു. ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15 ലും ഡോക്ടര്‍മാര്‍ ശാരീരികമായി അക്രമിക്കപ്പെട്ടു. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരൊ ജനപ്രതിനിധികളൊ ആയിരുന്നു. എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ ഭൂരിഭാഗവും 2012 ലെ ആശുപത്രി, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കൊണ്ട് വന്ന നിയമത്തിന്‍ കീഴിലായിരുന്നു. സംരക്ഷണ നിയമത്തിന്‍ കീഴിലായിരുന്നു. ആറ് കേസുകളില്‍ എഫ്‌ഐആര്‍ പോലും രജിസ്ട്രര്‍ ചെയ്തിരുന്നില്ല. ഇതില്‍ തന്നെ നാല് പരാതിള്‍ ജനപ്രതിനിധികള്‍ക്കൊ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊ എതിരായവയായിരുന്നു. നേരിട്ടുള്ള അക്രമങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലൂടെയും ഡോക്ടര്‍ നേരിടുന്ന അതിക്രമങ്ങള്‍ നിരവധിയാണ്. ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; പ്രതിയെ അറസ്റ്റ് ചെയ്യും വരെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു 'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്; മമ്പറം ദിവാകരന്‍റെ പാനലിന് വൻ തോൽവി 'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍ കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക് Sandeep Murder സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി MA Yousafali അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഇമോജി അറിയാം; റിപ്പോര്‍ട്ട് പുറത്ത് ഖത്തറില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം; വീഡിയോ സൗദി കിരീടവകാശി ഖത്തര്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു; ഉപരോധം നീക്കിയതിന് ശേഷം ഇതാദ്യം ടൈം ട്രാവലര്‍; ഡിസംബറിലെ ഈ ദിവസം എട്ട് പേര്‍ക്ക് സൂപ്പര്‍ പദവി ലഭിക്കുമെന്ന് വിചിത്ര വാദവുമായി ഒരാള്‍; വീഡിയോ ഒമിക്രോണ്‍ ഭീതി ഉയരുന്നു: രാജസ്ഥാനില്‍ ഒമ്പത് കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 21 | സൈനികര്‍ക്ക് പകരം റോബട്ടുകളെ യുദ്ധത്തിനിറക്കാനൊരുങ്ങി ഇസ്രായേല്‍ ടെല്‍ അവീവ്: പ്രതിരോധ മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി ഇസ്രായേല്‍. യുദ്ധ രംഗത്ത് സൈനികര്‍ക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കാനാണ് നീക്കം. ഇസ്രായേലിലെ പ്രതിരോധ മേഖലാ കമ്പനികളായ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടിക്‌സ് കമ്പനിയായ റോബോട്ടീമുമാണ് പദ്ധതിക്കു പിന്നില്‍. യുദ്ധത്തിലൂടെ സൈനികര്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ പദ്ധതി ഉപകരിക്കുമെന്ന് റോബോട്ടീമിന്റെ സി.ഇ.ഒ ഇലാദ് ലെവി പറയുന്നു. പദ്ധതിയുടെ ആദ്യപടിയായി റൂക് യു.ജി.വി എന്ന റോബട്ടിക് വാഹനമാണു നിര്‍മ്മിക്കുന്നത്. ആറു ചക്രങ്ങളുള്ള ഒരു കവചിതവാഹനമാണ് റൂക്ക്. വളരെ നൂതനമായ ഡിസൈനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതകളാണ്. 1200 കിലോ ഭാരമുള്ള ഈ വാഹനത്തിന്റെ ഗുരുത്വ ബല കേന്ദ്രം വളരെ താഴെയായതിനാല്‍ ഇതിന് ആയുധങ്ങള്‍ ഉള്‍പ്പെടെ ഏറെ ഭാരം വഹിക്കാം. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇതിനു സഞ്ചരിക്കാനുമാകും. എട്ടുമണിക്കൂര്‍ ഒറ്റച്ചാര്‍ജിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഇതിന് ഊര്‍ജം നല്‍കുന്നത്. ടോര്‍ച്ച് എക്‌സ് എന്ന നിയന്ത്രണസംവിധാനം ഉപയോഗിച്ചാണ് റൂക്കിനെ നിയന്ത്രിക്കുന്നത്. മൂന്നു ലക്ഷം യുഎസ് ഡോളറാണ് ഓരോ റൂക്ക് യൂണിറ്റിന്റെയും വില. പൂര്‍ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായതിനാല്‍ ഇതിനെ നിയന്ത്രിക്കാനും വളരെ എളുപ്പമാണെന്ന് ഇസ്രായേല്‍ അധികൃതര്‍ പറയുന്നു. പ്രധാനമായും യുദ്ധ മുന്നണിയില്‍ പോരാടുന്നവര്‍ക്ക് സേവനങ്ങള്‍ക്കായിട്ടാണ് ഈ വാഹനം ഉദ്ദേശിക്കപ്പെടുന്നത്. പരുക്കേറ്റ സൈനികരെ യുദ്ധമുഖത്തു നിന്നു രക്ഷപ്പെടുത്തുന്നതും, ആയുധങ്ങള്‍ തീരുന്ന മുറയ്ക്ക് എത്തിക്കുന്നതുമെല്ലാം നിലവില്‍ സൈനികര്‍ തന്നെയാണ്. ഈ കടമ, റൂക്കിനു ചെയ്യാനാകും. ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ളതിനാല്‍ ശത്രുസേനയുമായി പോരാടാനും റൂക്കിനു കരുത്തുണ്ട്. മരുഭൂമി, കടുത്ത പാറപ്രദേശങ്ങള്‍, മഞ്ഞ്, കുഴഞ്ഞ മണ്ണ് തുടങ്ങി വിഭിന്നങ്ങളായ പ്രകൃതി സാഹചര്യങ്ങളില്‍ തടസ്സങ്ങളൊഴിവാക്കി മുന്നോട്ടു പോയി പോരാടാന്‍ റൂക്ക് സന്നദ്ധമാണ്. അതേസമയം, നേരത്തെ തന്നെ ഇതിന്റെ കരടുമോഡലുകളായ പ്രോബോട്ട് യു.ജി.വി വാഹനങ്ങള്‍ എല്‍ഹിറ്റ് സിസ്റ്റംസും റോബോട്ടീമും പരീക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള അനുഭവങ്ങളുടെ ബലത്തിലാണ് റൂക്ക് വികസിപ്പിച്ചെടുത്തത്. കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അനധികൃത താമസക്കാര്‍ക്കെതിരെ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 14,000-ത്തിലേറെ പ്രവാസികള്‍ ഒമാനും സൗദിയും ബന്ധം ശക്തിപ്പെടുത്തുന്നു; മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഒമാന്‍ സന്ദര്‍ശിക്കും ചെലവ് 5000 കോടി ദിര്‍ഹം; 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ പദ്ധതിയുമായി യു.എ.ഇ റിപ്പോര്‍ട്ടില്‍ ഇമോജികളെ അതിന്റെ സ്വഭാവം അനുസരിച്ച് തരംതിരിച്ചിരിക്കുന്നു. ഫ്‌ളാഗുകള്‍, ഗ്രൂപ്പായിട്ടാണ് ഉള്‍പ്പെടുത്തിയത്. ഏറ്റവും കുറവ് ഉപയോഗിച്ച വിഭാഗമായിരുന്നു ഇത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള മൂന്ന് പ്രധാന മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. അല്‍ ഉല ഉടമ്പടിയിലൂടെ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം ജി.സി.സി രാഷ്ട്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഖത്തറും സൗദിയും തമ്മില്‍ നിരവധി പ്രധാനകരാറുകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഡിസംബര്‍ 25 (ക്രിസ്മസ് ദിനം ലോകത്തെ ഞെട്ടിക്കുന്ന, മനുഷ്യരുടെ ജീവിതരീതിയെ മാറ്റിമറിക്കുന്ന എന്തെങ്കിലും വലിയ കാര്യം ഈ ദിവസം സംഭവിക്കുമെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത് രാജ്യത്ത ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്നതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും. സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും നേത്ര പരിശോധനയും ഒറ്റപ്പാലം ലോക പ്രമേഹ ദിനത്തിന്‍റെ ഭാഗമായി വാണിയംകുളം പികെ ദാസ് ആശുപത്രിയില്‍ സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പും നേത്ര പരിശോധനയും നടക്കും. നവംബര്‍ 13, 14 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രമേഹ രോഗ വിദഗ്ദരും നേത്ര രോഗ വിദഗ്ദരും പങ്കെടുക്കുന്ന ക്യാമ്പില്‍ രക്ത പരിശോധനയും കണ്‍സല്‍ട്ടേഷനും പൂര്‍ണമായും സൗജന്യമായിരിക്കും. ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സാ ചിലവുകളില്‍ 30 ശതമാനം ഇളവ് ലഭിക്കും. ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് 3000 രൂപക്ക് തിമിര ശസ്ത്രക്രിയ ചെയ്തുകൊടുക്കുമെന്നും പികെ ദാസ് ഹോസ്പ്പിറ്റല്‍ അറിയിച്ചു. ചാവക്കാട് മണത്തലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചാപ്പറമ്പ് സെന്ററിൽ പക്ഷികളുടെ വില്പന നടത്തിയിരുന്ന കൊപ്ര വീട്ടിൽ ബിജുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചു രക്ഷപ്പെട്ടത്. ആളുമാറി കുത്തിയതെന്ന് സംശയിക്കുന്നു. പ്രവാസിയായ ബിജു അടുത്ത ദിവസം ഗൾഫിൽ പോവാനിരിക്കുകയായിരുന്നു ചാവക്കാട് പോലീസ് സംഭവസ്ഥലത്തെത്തി. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. സമീപ പ്രദേശങ്ങളിലെ സിസി കാം ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. 2022 Range Rover: മുഖം കാണിച്ച് 2022 ലാൻഡ് റോവർ റേഞ്ച് റോവർ; ഇന്ത്യയിലേക്ക് അടുത്ത വർഷം Samayam Malayalam ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! മുഖം കാണിച്ച് 2022 ലാൻഡ് റോവർ റേഞ്ച് റോവർ; ഇന്ത്യയിലേക്ക് അടുത്ത വർഷം ഡിസൈനിൽ കാര്യമായി കൈവയ്ക്കാതെ എന്നാൽ പുതിയ സാങ്കേതിക വിദ്യകളും ഹാർഡ്‌വെയറും കൂട്ടിച്ചേർത്താണ് പുതിയ റേഞ്ച് റോവറിനെ ലാൻഡ് റോവർ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പുകളിൽ 2022 ലാൻഡ് റോവർ റേഞ്ച് റോവർ ലഭ്യമാണ്. ടാറ്റ മോട്ടോർസിന്റ കൈകളിൽ എത്തിയതിൽ പിന്നെ ബ്രിട്ടീഷ് ആഡംബര എസ്‌യുവി നിർമാതാക്കളായ ലാൻഡ് റോവറിന് ശുക്രദശയാണ്. കാലപ്പഴക്കം ചെന്ന ബ്രാൻഡിന്റെ എസ്‌യുവികളെല്ലാം ലാൻഡ് റോവറിന് ടാറ്റായുടെ പിൻബലത്തിൽ പുതുക്കാനായി. വെയ്‌ലർ എന്ന പുത്തൻ എസ്‌യുവിയും പുതുപുത്തൻ എന്ന് തന്നെ വിളിക്കാവുന്ന ഡിഫൻഡറും ടാറ്റായുടെ അനുഗ്രഹാശിസ്സുകളോടെയാണ് വിപണിയിലിലെത്തിയത്. അതെ സമയം ലാൻഡ് റോവർ ശ്രേണിയിലെ തിലകക്കുറി റേഞ്ച് റോവർ തന്നെയാണ്. 2012ൽ എത്തിയ നാലാം തലമുറ മോഡലിന്റെ പിൻഗാമിയായി അഞ്ചാം തലമുറ മോഡലിനെ ലാൻഡ് റോവർ അവതരിപ്പിച്ചു. ഡിസൈനിൽ കാര്യമായി കൈവയ്ക്കാതെ എന്നാൽ പുതിയ സാങ്കേതിക വിദ്യകളും ഹാർഡ്‌വെയറും കൂട്ടിച്ചേർത്താണ് പുതിയ റേഞ്ച് റോവറിനെ ലാൻഡ് റോവർ അവതരിപ്പിച്ചിരിക്കുന്നത്. നാലാം തലമുറയുടെ ഏറെ സ്വീകാര്യത നേടിയ ആകാരത്തെ കൂടുതൽ ആധുനികമാക്കിയ ഡിസൈൻ ആണ് പുത്തൻ റേഞ്ച് റോവറിന്. എം‌എൽ‌എ-ഫ്‌ലെക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 റേഞ്ച് റോവർ, സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പുകളിൽ ലഭ്യമാണ്. 200 എംഎം നീളമുള്ള വീൽബേസ് എത്തിയതോടെ ഇപ്പോൾ റേഞ്ച് റോവർ ഏഴ് സീറ്റർ ലേയൗട്ടിലും ലഭ്യമാണ്. നാലാം തലമുറ റേഞ്ച് റോവറിന്റെ പിൻഗാമി എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കും വിധമാണ് അഞ്ചാം തലമുറയുടെ അടിസ്ഥാന ഡിസൈൻ. പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പും ഉപയോഗിച്ച് പരിചിതമായ ഡിസൈനിന് മോഡേൺ ടച്ച് നൽകിയിട്ടുണ്ട്. 23 ഇഞ്ച് അലോയ് വീലുകൾ, ഷോർട്ട് ഓവർഹാംഗുകൾ, ടേൺ ഇൻഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയിൽഗേറ്റിലെ ബ്ലാക്ക് ബാർ, സ്പോർട്സ് ബ്ലാക്ക്ഡ്-ഔട്ട് ടെയിൽലൈറ്റുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. റോൾസ് റോയ്‌സ് ഫാന്റം സ്വന്തമാക്കി കോവിഷീൽഡ്‌ നിർമിക്കുന്ന സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഉടമ അദാർ പൂനവാല കുഞ്ഞൻ മിനി മുതൽ ലംബോർഗിനി സൂപ്പർകാർ വരെ, പൃഥ്വിരാജിന്റെ വാഹനശേഖരത്തിൽ എല്ലാമുണ്ട് ഇവരാണ് മലയാള സിനിമയിലെ പ്രശസ്തരായ ബിഎംഡബ്ള്യു ഉടമകൾ 2022 റേഞ്ച് റോവർ ചില കാര്യങ്ങൾ കൂടെ Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോവിഖ്യാദ ലണ്ടൻ ടാക്‌സികൾ ഇലക്ട്രിക്ക് എഞ്ചിനുമായി ഇന്ത്യയിലേക്ക് Live ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; ബൂസ്റ്റർ ഡോസ് ആവശ്യമോ? Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ ഇന്ത്യ മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ശനിയാഴ്ച രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആൾ ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം കേരളം ഡിസംബർ 13 മുതൽ യൂണീഫോം നിർബന്ധം; 8 ന് സ്പെഷ്യൽ സ്കൂളുകൾ തുറക്കും തിരുവനന്തപുരം നടന്‍ ജയസൂര്യ മന്ത്രി റിയാസിനെ വിമര്‍ശിച്ചോ സത്യത്തില്‍ എന്താണ് സംഭവിച്ചത്? കേരളം സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 58,817 സാമ്പിളുകൾ ഇന്ത്യ ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് കേന്ദ്രം, ജാഗ്രത തുടരണം; ഗവേഷക‍‍ര്‍ പറയുന്നതിങ്ങനെ പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ സൂര്യയെ കണ്ടെത്തി വയനാട് ഗപ്പികള്‍ മുതല്‍ കട്ട്‌ല വരെ; മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് ആന്‍റണി, വീഡിയോ കാണാം ആരോഗ്യം ചര്‍മ സൗന്ദര്യം ഇരട്ടിപ്പിയ്ക്കും നാലിനക്കൂട്ട് ജ്യൂസ് ടെക് വാർത്തകൾ മോട്ടോ G31 എത്തി! ഇനി ഊഴം മോട്ടോ G51 5ജിയുടേത്, ടീസറുമായി മോട്ടോറോള ഇന്ത്യ ട്രെൻഡിങ് അമ്മയെ ഒന്ന് ഇംപ്രെസ്സ് ചെയ്യാൻ നോക്കിയതാ! പണി നൈസായിട്ട് പാളി ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം കുട്ടിക്കാലത്തെ പട്ടിണിക്ക് പില്‍ക്കാലത്തെ അക്രമവുമായി ബന്ധമുണ്ട് അടുത്ത ലേഖനം ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ് ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു അമേരിക്കന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. കോഴിക്കോട് കോഴിക്കോട് ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിൽ 19 ആം വാർഡിൽ കണ്ണോത്ത് സൗത്ത് സ്ഥാനാർഥി വാസു കുഞ്ഞനെയാണ് പന്നി കുത്തിയത്. രാവിലെ പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Previous Previous post: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗമെന്ന് കോടിയേരി Next Next post: ചിത്ര ആത്മഹത്യ ചെയ്യും മുന്‍പ് ഫോണില്‍ വഴക്കിട്ടിരുന്നു, മറുപുറത്തുണ്ടായിരുന്ന ആളെപ്പറ്റി പറയാതെ പോലീസ് സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… ശ്രീ.പി.കേശവൻനായർ ശ്രീ. വർഗീസ് മാത്യു ,ശ്രീമതി. സൂസി കുരുവിള അധ്യാപകർ.) വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 19:29, 18 ജൂലൈ 2021. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. കല്പറ്റ ജില്ലയിലെ 1119 കുടുംബങ്ങൾക്കുകൂടി സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീൺ (പി.എം.എ.വൈ- ജി) പദ്ധതിയിലാണ് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നത്. 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ 1119 കുടുംബങ്ങൾക്ക് ഭവനനിർമാണ സഹായധനത്തിന് അനുമതിലഭിച്ചു. ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക് നാലുലക്ഷം രൂപയും, പട്ടിക വർഗവിഭാഗത്തിന് ആറുലക്ഷം രൂപയുമാണ് വീട് നിർമാണത്തിനായി ലഭിക്കുക. ഇതിനുപുറമേ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വീട് നിർമാണത്തിനായി ഒരോ കുടുംബത്തിനും 90 ദിവസത്തെ ജോലിയും സോക്കേജ് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണർ എന്നിവയും ജീവനോപാധികളായ ആട്ടിൻകൂട്, പശുത്തൊഴുത്ത്, കോഴിക്കൂട് എന്നിവയും അനുവദിക്കും. പി.എം.എ.വൈ ജി) പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി 2019-ൽ ആവാസ് ക്ലാസ് മൊബൈൽ ആപ്പ് വഴി സർവേ നടത്തി 22,721 പേരുടെ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ പട്ടിക ഓൺലൈൻ സംവിധാനത്തിലുടെ തയ്യാറാക്കിയാണ് ഗ്രാമപ്പഞ്ചായത്തുകളുടെ അംഗീകാരം നേടിയത്. ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. ഈ സാമ്പത്തിക വർഷത്തിൽത്തന്നെ 1119 കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് പറഞ്ഞു. പിണങ്ങോട് കല്പറ്റ-വാരാമ്പറ്റ റോഡിൽ കാൽനട യാത്ര ദുസ്സഹമാകുന്നു. കോടഞ്ചേരിക്കുന്ന് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. ഇന്ത്യയിലെ നിയമം അഥവാ ഇന്ത്യയിലെ നിയമവ്യവസ്ഥ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യയിലെ നിയമസംവിധാനത്തെയാണ്. ഇന്ത്യയിലെ നിയമം വലിയൊരളവോളം ബ്രിട്ടീഷ് കോമൺ ലോ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളുകൾ നീണ്ട ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയാണ് ഈ തരത്തിലുള്ള ബന്ധം ഇന്ത്യയിലെ നിയമവും ബ്രിട്ടിഷ് കോമൺ ലോയുമായി ഉണ്ടാകുവാനുള്ള കാരണം. ബ്രിട്ടീഷുകാർ നടപ്പാക്കിയ നിരവധി നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലെ നിയമ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കുന്നു. അതേസമയം ഇന്ത്യയിലെ സമകാലിക നിയമസംവിധാനങ്ങളിൽ യൂറോപ്യൻ, അമേരിക്കൻ നിയമ വ്യവസ്ഥകളുടെ സ്വാധീനവും കാണാൻ കഴിയും. ഇന്ത്യയിലെ നിയമവ്യവസ്ഥയോടൊപ്പം അയർലണ്ടിന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നിയമങ്ങൾ ഉദ്ഗ്രത്ഥിച്ച് നിർമ്മിച്ചതാണ് ഇന്ത്യയുടെ ഭരണഘടനാ എന്ന് കാണാൻ കഴിയും. പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയമേഖലകളിലെ നിയമനിർമ്മാണങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിയമ കാഴ്ചപ്പാടുകളും ഇന്ത്യ പിൻതുടരുന്നതായി കാണാം. അതുപോലെ ബൌദ്ധിക സ്വത്തവകാശം പോലുള്ള മേഖലകളിൽ ചില അന്താരാഷ്ട്ര നിയമങ്ങളുടെ സ്വാധീനവും ഇന്ത്യയിലെ നിയമ സംവിധാനത്തിൽ ദൃശ്യമാണ്. ഇന്ത്യയിലെ വ്യക്തിനിയമം അഥവാ കുടുംബനിയമങ്ങൾ സങ്കീർണ്ണവും ഇന്ത്യയിലെ വ്യത്യസ്ത മതങ്ങളോരോന്നിന്റെയും കാഴ്ചപ്പാടുകൾക്കനുസരിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് വ്യത്യസ്ത വിഭാഗങ്ങൾക്കും ജനനം, വിവാഹം, മരണം തുടങ്ങിയവയുൾക്കൊള്ളുന്ന വ്യക്തിജീവിതത്തിൽ അവരവരുടെ മത നിയമങ്ങൾക്ക് അനുപൂരകമായ നിയമങ്ങളാണ് സൃഷ്ടിക്കുകുയും പാലിക്കുകയും ചെയ്തുവരുന്നത്. എന്നാൽ ഗോവയിൽ പോർട്ടുഗീസ് ഏകീകൃത സിവിൽ നിയമം നിലനിൽക്കുന്നതിനാൽ വ്യത്യസ്ത ജാതി-മത വിഭാഗങ്ങൾക്ക് ഒരു നിയമം തന്നെ പാലിച്ചാൽ മതിയാകും. ഐക്യ പുരോഗമന സഖ്യം (യു.പി എ.) ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം 1 ഇന്ത്യയിലെ പ്രധാനപ്പെട്ട നിയമങ്ങളുടെ പട്ടിക ഇന്ത്യയിലെ പരമോന്നതമായ നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധീകാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൌരന്റെ മൌലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന 1] അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്. 1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. പ്രധാന ലേഖനം: ഇന്ത്യൻ ശിക്ഷാനിയമം (1860) നിയമത്തിലെ പ്രധാനപ്പെട്ട വിഭജനങ്ങളിലൊന്നാണ് സിവിൽ നിയമം എന്നും ക്രിമിനൽ നിയമമെന്നുമുള്ള വേർതിരിക്കൽ. വ്യക്തികൾ, സ്വത്ത്, പദവി തുടങ്ങിയവയുടെ പേരിൽ വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന തർക്കങ്ങൾ കൈകാര്യം ചെയ്യുകയാണ് സിവിൽ നിയമങ്ങളുടെ പ്രതിപാദ്യം. ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങൾ അതിന് ഇരയാകുന്ന ആളിനോട് ചെയ്യുന്ന കൃത്യമെന്നതിനുപരി സമൂഹത്തോട് മൊത്തം ചെയ്യുന്ന കുറ്റമായി കണക്കാക്കുന്ന രീതിയാണ് മിക്കരാജ്യങ്ങളിലും നിലവിലിരിക്കുന്നത്. അതിനാൽ കുറ്റകൃത്യങ്ങളുടെ വിചാരണ സിവിൽ കേസുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രത്തിന്റെ മുൻകൈയ്യിൽ നടത്തുന്നു. പരാതിക്കാരൻ/പരാതിക്കാരി പരാതി നൽകേണ്ട അധികാരിയുടെ (പോലീസ്) പക്കൽ പരാതി സമർപ്പിച്ചാൽ മതിയാകും. കേസ് നടത്തിപ്പ് പ്രോസിക്യൂട്ടർ വഴി പോലീസ് നടത്തും. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിതയാണ് ഇന്ത്യൻ ശിക്ഷാനിയമം 1860. ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ്‌ ഇന്ത്യൻ പീനൽകോഡ്. 1836-ൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ. കമ്മിഷനിലെ അംഗങ്ങൾ മെക്കാളെ, മക്ളിയോട്, അൻഡേഴ്സൺ, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും ഇതിന്റെ പ്രധാന ശില്പി മെക്കാളെ പ്രഭുവായിരുന്നു. നാളതുവരെയുള്ള വ്യത്യസ്ത ശിക്ഷാനിയമങ്ങൾ പരിശോധിച്ച് സമഗ്രമായ ഒരു നിയമസംഹിത ഉണ്ടാക്കുവാൻ അവർക്ക് കഴിഞ്ഞതായി കരുതപ്പെടുന്നു. വ്യത്യസ്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വന്നതിന് ശേഷവും പലപ്രത്യേക നിയമങ്ങളും കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടപ്പാക്കേണ്ടി വന്നിട്ടുണ്ട്. അഴിമതി നിരോധന നിയമം 1988 അതിന് ഉദാഹരണമാണ്. ശിക്ഷാനിയമത്തിനുപരിയായി, ഇത്തരം നിരവധി നിയമങ്ങളിലും കുറ്റകൃത്യങ്ങളെക്കുറിച്ചും അവയ്കുള്ള ശിക്ഷകളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഈ ക്രിമിനൽ നിയമങ്ങളുടെയെല്ലാം നടപ്പാക്കലിനായി ഒരു ക്രിമിനൽ നടപടി നിയമവും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ക്രിമിനൽ നിയമങ്ങൾ ഇവയാണ് : ഇന്ത്യൻ കരാർ നിയമം 1872 ആണ് ഇന്ത്യയിലെ കരാർ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമം. ഒരാൾ മറ്റൊരാൾക്ക് ഒരു വാഗ്ദാനം നൽകുമ്പോഴും അപരൻ അത് സ്വീകരിക്കുമ്പോഴും അതായത്, ഒരു കരാറിലേർപ്പെടുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും, കരാറിന്റെ വ്യത്യസ്ത സാഹചര്യങ്ങൾ, കരാർ വ്യവസ്ഥകൾ കരാറിലെ വ്യത്യസ്ത കക്ഷികൾക്ക് നിയമപരമായി എങ്ങനെയൊക്കെ ബാധകമാകുന്നു എന്നീ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ് ഇന്ത്യൻ കരാർ നിയമം. ഇന്ത്യൻ കരാർ നിയമം 1872 ആണ് ഇന്ത്യയിലെ കരാർ സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ചുള്ള നിയമം. ഇന്ത്യൻ കരാർ നിയമത്തിൽ 238 വകുപ്പികളാണ് ഉള്ളത്. കാരാറുകൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതാണ് ഈ നിയമത്തിന്റെ ഒന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യം. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ രക്ഷകർതൃ സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ കുടുംബജീവിത സംബന്ധമായ തർക്കങ്ങൾ സംബന്ധിച്ച നിയമങ്ങളെ പൊതുവിൽ കുടംബനിയമം എന്ന് പറയുന്നു. ഇന്ത്യയിൽ പൊതുവായ കുടുംബനിയമം ഇതുവരെ നിർമ്മിക്കുവാനോ നടപ്പാക്കുവാനോ കഴിഞ്ഞിട്ടില്ലാത്തതിനാൽ വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ചടങ്ങുകളെ സംബന്ധിച്ച മത പ്രോക്തമായ "വ്യക്തി നിയമങ്ങൾ" തന്നെയാണ് കുടുംബനിയമമായി പരിഗണിക്കുന്നത്. മതനിയമങ്ങൾ തന്നെ മതത്തിനുള്ളിൽ, വ്യത്യസ്ത ജാതി സമുദായങ്ങൾക്കിടയിൽ വ്യത്യസ്ത തരത്തിലാണ് നിലനിന്നുപോന്നത്. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറികടക്കാനും, പൊതുവായ ചിട്ടപ്പെടുത്തലുകൾ വരുത്താനും വേണ്ടി, ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾക്കായി പലകാര്യങ്ങളിലും പ്രത്യേകം പ്രത്യേകം നിയമങ്ങൾ നിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ കുടുംബ സംബന്ധമായ തർക്കങ്ങൾ ഇപ്രകാരം വ്യത്യസ്ത മതവിഭാഗങ്ങൾക്കായുള്ള നിയമങ്ങൾ വഴി കുടുംബക്കോടതി മുഖേന നടപ്പാക്കപ്പെടുന്നു. പ്രധാന ലേഖനം: ഇന്ത്യയിലെ ടോർട്ട് നിയമം സിവിൽ ആയ തെറ്റുകളെയും വീഴ്ചകളെയും അവയ്ക്കുള്ള പരിഹാരനടപടികളുമാണ് ടോർട്ട് നിയമം എന്ന നിയമശാഖ മുഖ്യമായും കൈകാര്യം ചെയ്യുന്നത് സിവിൽ കുറ്റകൃത്യം' എന്ന് ടോർട്ട് എന്ന വാക്കിന് അർത്ഥം നൽകാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികാസം പ്രപാച്ചിട്ടുള്ളത് ടോർട്ടിലെ തന്നെ ഭരണഘടനാ ടോർട്ട് (Constitutional Tort) എന്ന ഭാഗമാണ്. അധികാരസ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്തവീഴ്ചകൊണ്ട് പൌരന് ഉണ്ടാകുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. കസ്റ്റഡി മരണങ്ങൾ, അന്യായ തടങ്കൽ, തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു. ടോർട്ട് നടത്തുന്നയാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ അതിന് വിധേയനാകുന്നയാളിന് അവകാശമുണ്ടായിരിക്കും. വ്യക്തി നിയമങ്ങളിൽ പ്രധാനപ്പെട്ടതും സ്വത്തിന്മേലുള്ള അവകാശം ഒരാളിൽ നിന്നും അടുത്തയാളിലേക്ക് കൈമാറ്റം ചെയ്യുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ നിയമങ്ങളെയാണ് പിന്തുടർച്ചാവകാശ നിയമങ്ങൾ എന്നു വിളിക്കുന്നത്. ഹിന്ദു പിന്തുടർച്ചാവകാശ നിയമവും മുസ്ലീം പിന്തുടർച്ചാവകാശ നിയമവും ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പിന്തുടർച്ചാവകാശ നിയമങ്ങൾ. പ്രധാന ലേഖനം: സ്വത്ത് കൈമാറ്റ നിയമം സാധാരണാർത്ഥത്തിൽ സ്വത്ത് കൈമാറ്റം എന്നത് ഒരുളുടെ കൈവശമുള്ള സ്വത്ത് മറ്റൊരാളുടെ കൈവശത്തിലേക്ക് മാറ്റുന്നതിനെയാണ് അർത്ഥമാക്കുന്നത്. ഇന്ത്യയിലെ സ്വത്ത് കൈമാറ്റ നിയമം 1882 എന്നത് സ്വത്ത് കൈമാറ്റമെന്നാൽ എന്താണെന്നും അതിന്റെ നിബന്ധനകൾ എന്താണെനെന്നും വ്യക്തമാക്കുന്ന നിയമമാണ്. ഈ നിയമപ്രകാരം "ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെയാണ്" സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്തിന്റെ കൈമാറ്റങ്ങളിൽ, വില്പന, പാട്ടത്തിന് നൽകൽ, വാടകയ്ക്ക് നൽകൽ, പണയപ്പെടുത്തൽ, ദാനം നൽകൽ, പരസ്പര കൈമാറ്റം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. ഇന്ത്യയിലെ നിയമവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. കോവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തെ തടസ്സപ്പെടുത്തുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ പൂർത്തിയാക്കാൻ ആറുമാസം വരെ കാലാവധി നീട്ടാൻ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി കമ്മീഷൻ (കെ-റെറ) തീരുമാനിച്ചു. ഇത് പുതപ്പ് വിപുലീകരണമായി കണക്കാക്കിയിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചു. ഇത് ആവശ്യപ്പെടുന്ന ഡവലപ്പർമാർ 2018 ലെ കേരള റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആന്റ് ഡവലപ്മെന്റ്) ചട്ടങ്ങളിൽ അറ്റാച്ചുചെയ്തിരിക്കുന്ന പ്രസക്തമായ ഫോമുകളിൽ അപേക്ഷിക്കണം. ആവശ്യമെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുസരിച്ച് 2021 ഏപ്രിൽ 1-നോ അതിനുശേഷമോ കാലഹരണപ്പെടുന്ന പ്രോജക്റ്റുകൾക്ക് വിപുലീകരണം ബാധകമാകും. വിപുലീകരണത്തിനുള്ള ഫീസ് ഒഴിവാക്കാൻ അതോറിറ്റി തീരുമാനിച്ചു. നിലവിലെ സാഹചര്യം ഒരു പവർ ലേബർ ഇവന്റായി കണക്കിലെടുത്ത്, കെട്ടിട നിർമ്മാതാക്കളുടെ ആവശ്യങ്ങൾക്ക് മറുപടിയായി ആറുമാസത്തിൽ കൂടുതൽ കാലാവധി നീട്ടാൻ അതോറിറ്റി തീരുമാനിച്ചു. “COVID-l9 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അതിന്റെ ഫലമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക out ട്ടിനെക്കുറിച്ചും ഈ നിയമത്തെക്കുറിച്ചും (റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആന്റ് ഡവലപ്മെന്റ്) ആക്റ്റ്, 2016) അതോറിറ്റിക്ക് അറിയാം” ജൂലൈ 19 ഓർഡർ പ്രസ്താവിച്ചു. പകർച്ചവ്യാധിയോടുള്ള പ്രതികരണമായി പ്രോജക്റ്റ് പൂർത്തീകരിക്കുന്ന തീയതി അംഗീകരിച്ച രണ്ടാമത്തെ വിപുലീകരണമാണിത്. കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ അതോറിറ്റി ആറുമാസത്തെ കാലാവധി നീട്ടി. പാർലമെന്റ് പാസാക്കിയ നിയമത്തിലെ ആറാം വകുപ്പ് എക്സ്റ്റൻഷനുകൾ ഒരു വർഷത്തിൽ കൂടരുത് എന്ന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിനായി റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ സംസ്ഥാനതല റെറയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇന്നുവരെ 582 പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യധാരയിലോ സോഷ്യൽ മീഡിയയിലോ രജിസ്റ്റർ ചെയ്യാത്ത പ്രോജക്ടുകൾ പരസ്യപ്പെടുത്തുന്ന കെട്ടിട നിർമ്മാതാക്കൾക്ക് പദ്ധതി ചെലവിന്റെ 5% വരെ പ്രതിദിനം 10,000 മുതൽ 5% വരെ പിഴ ഈടാക്കാമെന്നും അദ്ദേഹം പറഞ്ഞു. Siehe auch കേരളത്തിലെ ക്ഷേത്ര പ pries രോഹിത്യത്തിന് സ്ത്രീ അപേക്ഷകരില്ല കേരളം: ആശയത്തിനെതിരായി പള്ളികളിലെ സമരം ഉപേക്ഷിച്ച് വൈദിക സംഘടനയായ ഐയുഎംഎൽ കേരളത്തിലെ കത്തോലിക്കാ സഭ ചൂടുപിടിക്കുന്നു ഏറ്റവും പുതിയ വാർത്തകൾ ഇന്ത്യ കേവലം ചെളിയും 65 ഔഷധച്ചെടികളും കൊണ്ട് 200 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിച്ച് കേരള ശിൽപി! മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് സർക്കാർ തുറന്നതോടെ കേരളം നിലവിളിക്കുന്നു. ട്രെയിനിന്റെ ഇരമ്പലിനേക്കാൾ ഭയാനകമായ ഒരു പാട്ടാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ട്രെയിനിന്റെ വിന്ഡോ സീറ്റ് തന്നെ വേണമെന്ന് വാശി പിടിച്ചു ഇരുന്നതാണെങ്കിലും, പിറകിലേക്ക് ഓടിപോയികൊണ്ടിരിക്കുന്ന നെല്പാടവും, നിറഞ്ഞു കവിഞ്ഞ പുഴകളുമൊക്കെ സ്വപ്നത്തിലെന്ന പോലെ ആയിരുന്നെങ്കിലും വേഗത്തിൽ ഞാൻ ഉറങ്ങി പോയിരുന്നു. അതിഗാഢമായ ചിന്തയിലാണെന്നാണ് ഉണരും വരെ ഞാനും വിചാരിച്ചിരുന്നത്. ട്രയിനിലെ ദേശിയ ഗാനമാണല്ലോന്നോർത്ത് ഞാൻ ഒന്ന് കൂടെ നിവർന്നിരുന്നു വീണ്ടും മയങ്ങാനാരംഭിച്ചപ്പോഴാണ്, പാട്ടുകാരി എന്റെ ചെവിയിൽ നിന്നും സെന്റിമീറ്ററുകൾ വ്യത്യാസത്തിൽ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കാണുന്നത്.പാട്ടിനില്ലാത്ത താളം അവളുടെ കയ്യിലെ കിലുങ്ങുന്ന നാണയത്തുട്ടുകൾക്ക്. വാരികെട്ടിയ മുടിയിൽ നിന്നും അനുസരണയില്ലാതെ അവളുടെ മുഖത്തേക്ക് പാറിവീഴുന്ന ചിതറി തെറിച്ച മുടിയിഴകൾ കാലിലെ കിലുങ്ങുന്ന പാദസരം അവളുടെ ചലനത്തിനൊത്തു പാറിക്കളിക്കുന്ന സാരിയുടെ മുന്താണി. അവളുടെ പാട്ടിനോ അവളിലെ നിസ്സാഹായതക്കോ തരിമ്പു പോലും വിലയില്ലാതെ അവളിലേക്ക് ഊർന്നിറങ്ങുന്ന കണ്ണുകൾ. അവളെ ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളെല്ലാം ക്ഷണനേരത്തിൽ തിരികെ വലിക്കുന്നത് കണ്ടാണ് ഞാൻ വീണ്ടും അവളെ ശ്രദ്ധിച്ചത്. അവളെക്കാൾ ഭാരമുള്ള പുറത്തെ തുണിസഞ്ചിക്കിടയിൽ, മറ്റൊരു കുഞ്ഞു പൊതിയിൽ തളർന്നുറങ്ങുന്ന മുഖം. അവളുടെ ചിലമ്പിച്ച പാട്ടിനോ കുലുങ്ങിയോടുന്ന ട്രെയിനിന്റെ തെറ്റിപ്പോയ താളത്തിനും എൻജിൻ ശബ്ദത്തിനുമൊന്നും ഉണർത്താനാവാത്ത അത്രയും ശാന്തമായി ഉറങ്ങുന്ന കുഞ്ഞു മുഖം. അടിവയറ്റിൽ വീണ്ടും അതെ വേദന. വർഷങ്ങൾക്കിപ്പുറവും അതെ തളർച്ച. വയ്യ ഇനി വയ്യ. കണ്ണും കാതും അവളിൽ നിന്നും അവളിലെ പാട്ടിൽ നിന്നും പറിച്ചോടി പോകാൻ തോന്നി എനിക്ക്. ഇരുമ്പു കമ്പിയിലേക്ക് അമർത്തിപ്പിടിച്ചു നിലവിളിച്ച ദിവസങ്ങൾ. അടി വയറ്റിലെ നീറ്റൽ ചോര പടർത്തിയ ബെഡ്ഷീറ്റിലേക്ക് ഉണർന്ന ഒരു ദിവസമാണ് എല്ലാം തകിടം മറിഞ്ഞത്. വാശി പിടിച്ചാൽ എന്തും നടത്തിത്തരുന്ന അച്ഛനും അമ്മയും വളർത്തിയ ധൈര്യത്തിൽ ഡോക്ടറോടും വാശി കാണിച്ചു നോക്കി. തളർന്ന് നിന്ന അമ്മയോടും തല കുനിച്ചു നിന്ന അച്ഛനോടും കരഞ്ഞു പറഞ്ഞു നോക്കി. സാരമില്ലെന്ന് പറഞ്ഞാൽ എന്താണെന്നാണ് അവർ കരുതിയത്. അമ്മയാണ് എന്റെ നൈറ്റി അഴിച്ചെടുത്തത്. പിന്നെ അമ്മ ഇല്ല അച്ഛനും വെളിച്ചം മാത്രം കുറെയേറെ വെളിച്ചം ഉണർന്നിട്ടും, എല്ലാം നഷ്ടപ്പെട്ടെന്ന് ഉറപ്പായിട്ടും, വാശി ഞാൻ വിട്ടില്ല. എന്റെ വാശിയെ കുറിച്ച് അറിയാഞ്ഞിട്ടാണ്. മുറിക്കകത്തു അടച്ചിട്ടു അച്ഛനുമമ്മയും കാവലിരുന്നു. ഇരുട്ട് മാത്രം കൂട്ടിനുള്ളപ്പോൾ ദൈവത്തോടും ചോദിച്ചു നോക്കി. ചിലപ്പോഴൊക്കെ മെല്ലെ പിന്നെ ഉച്ചത്തിൽ വീണ്ടും വീണ്ടും ഉച്ചത്തിൽ ദൈവം കേൾകുന്നില്ലെന്ന് തോന്നിയപ്പോഴാണ് ദൈവത്തോടും വാശിയായത്. ദൈവത്തോട് സംസാരിക്കുന്നതിന്റെ ശബ്ദം കൂടുമ്പോഴൊക്കെ അമ്മ എനിക്ക് ജ്യൂസ് തരും. പിന്നെ മയക്കമാണ്. അടിവയറ്റിൽ എരിച്ചിലില്ലാതെ, നെഞ്ചിൽ തളം കെട്ടിയ കരച്ചിലില്ലാതെ, വാശിയില്ലാതെ ഉള്ള മയക്കം.കുറച്ചു കാലത്തേക്ക് പിന്നെ വാശിയുണ്ടായില്ല. അല്ലെങ്കിലും ആരോടാണല്ലേ പിന്നീടൊരു ദിവസം ചോര പടർന്ന ബെഡ്ഷീറ്റിലേക്ക് വീണ്ടും ഉണർന്ന അന്നാണ് വീണ്ടും പഴയ വാശികളുടെ ഓർമകളിൽ കുടുങ്ങിപ്പോയത്.സമയം തെറ്റി വന്ന ഏഴു ദിവസങ്ങൾ എന്നോർത്തു ചുണ്ടിന്റെ കോണിൽ പതിഞ്ഞു വന്ന ചിരി മാഞ്ഞു പോകാൻ അധിക കാലം വേണ്ടി വന്നില്ല ഏഴും പതിനാലും ഇരുപത്തിയൊന്നും കടന്നിട്ടും, വീണ്ടും ചുവപ്പ് തണുപ്പ് ഒരു ചെറിയ തടിപ്പ് പോലെ എന്നാണ് ഡോക്ടർ പറഞ്ഞത്. വളരെ ചെറുത്. തടിപ്പിന് മുകളിൽ ഇഴഞ്ഞു നടക്കുന്ന ഞണ്ടുകൾ ഇറുകിയമർത്തുന്ന വേദന. ജീവനില്ലാത്ത തടിപ്പുകളുടെ ഓർമയിലേക്ക് വീണ്ടും കാൽ തട്ടി വീണു പോയ രാത്രി. ഡോക്ടറോടും മരുന്ന് തരുന്ന നഴ്സിനോടും മെലിഞ്ഞുണങ്ങുന്ന ശരീരത്തോടും കൊഴിഞ്ഞു വീഴുന്ന മുടികെട്ടുകളോടുമെല്ലാം അമ്മയോടാണ് ഏറ്റവും വാശി അമ്മ അതിനോട് മാത്രമാണ് വാശി മരുന്നിനു എന്നോട് വാശി തുടങ്ങിയ അന്നാണ്, എടുത്തു കളയാമെന്ന് ഡോക്ടർ ആദ്യം പറഞ്ഞത്. സാരമില്ലെന്ന് അമ്മയും അച്ഛനും ഡോക്ടറും എല്ലാരും പറഞ്ഞു സാരമില്ലെന്ന്. ജീവൻ ബാക്കി കിട്ടുമല്ലോ എന്ന്. ജീവൻ മാത്രം ബാക്കി കിട്ടിയിട്ട് എന്തിനെന്ന് ആരും ചോദിച്ചില്ല. പിന്നീടങ്ങോട് എന്റെ വാശിക്ക് കൂട്ടിനു ഇരുട്ടാണ് ഇരുമ്പു കമ്പിയിൽ അമർത്തി പിടിച്ചു ഉച്ചത്തിൽ നിലവിളിക്കുകയും സ്വയം തല തല്ലി പൊട്ടിക്കുകയും ചെയ്യുന്ന എന്നെ നോക്കി അവർ പറയും സാരമില്ലെന്ന് ആരോടാണ് വാശി ദൈവത്തോട് എന്നോട് എന്തിനായിരുന്നു എന്ന വാശി എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളോട് എന്തിനായിരുന്നു എന്ന വാശി. വാശിയുടെ രൂപം മാറുമ്പോഴെല്ലാം അമ്മ ജ്യൂസ് തരും. ഒരു മയക്കത്തിൽ നിന്നും മറ്റൊരു മയക്കത്തിനിടയിലെ ചെറിയ ജീവിതം മയക്കം മാത്രം എല്ലാം അവസാനിച്ചിട്ടും അടിവയറ്റിൽ നീറുന്നു എന്ന് പറഞ്ഞു ഞാൻ കരയും. ഇനിയൊന്നുമില്ലെന്നും വേദനിക്കില്ലെന്നും ഡോക്ടർ തറപ്പിച്ചു പറയും. ഇനിയൊന്നുമില്ലെന്ന തിരിച്ചറിവിന്റെ കയ്പ്പിൽ വീണ്ടും മനം പുരട്ടും. അന്ന് മുതൽ തുടങ്ങിയ എന്റെ അടിവയറ്റിലെ ശൂന്യതയുടെ നീറ്റലിനെ പറ്റി ആർക്കെന്തറിയാം? എന്റെ കുട്ടി എന്ന് പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിക്കും. ട്രയിനിലെ പാട്ടുകാരിയും പാട്ടും അടുത്ത കംപാർട്മെന്റിൽ എത്തിക്കാണും പതിഞ്ഞു പതിഞ്ഞു കേൾക്കുന്ന അവളുടെ പാട്ടു. കണ്മുന്നിൽ നിന്നും മായാതെ തുണിസഞ്ചിക്കുള്ളിലെ കുഞ്ഞു മുഖം. "എന്റെ ജീവിതത്തിൽ ഞാൻ വേണം എന്ന് വിചാരിച്ചത് ഒന്നേയുണ്ടായിരുന്നുള്ളൂ. രാമു, നിനക്ക് വേണ്ടി ഞാൻ അതും എന്റെ ജീവിതത്തിൽ ഞാൻ വേണം എന്ന് വിചാരിച്ചത് ഒന്നേയുണ്ടായിരുന്നുള്ളൂ. രാമു, നിനക "നാം ഒന്നായിരുന്നു നാം ഒന്നാണ്‌ ഒന്നായിരിക്കുകയും ചെയ്യും നാം ഒന്നായിരുന്നു നാം ഒന്നാണ്‌ ഒന്നായിരിക്കുകയും ചെയ്യും മരണത്തിലും എന്റെ വാക്കുകളിൽ നിന്ന് നിനക്ക് മോചനമുണ്ടെന്ന് തോന്നുന്നില്ല, രവി. മരണത്തിലും എന്റെ വാക്കുകളിൽ നിന്ന് നിനക്ക് മോചനമുണ്ടെന്ന് തോന്നുന്നില്ല, രവി. ആ ഒരു വാക്യം പൂർണമാക്കുവാൻ അവളെക്കൊണ്ട് പറ്റിയില്ല. അവന്റെ ആരാ? ആരാ? ആരാ? ആത്മാവിന്റെ ഏതോ ഒരു കോണിൽ ആ ഒരു വാക്യം പൂർണമാക്കുവാൻ അവളെക്കൊണ്ട് പറ്റിയില്ല. അവന്റെ ആരാ? ആരാ? ആരാ? ആത്മാവ "എത്ര ദൂരേക്ക് പോയാലും,നാളെ ആകാശത്ത് ഒരു നക്ഷത്രമായി മാറിയാലും,നിന്റെ കണ്ണൊന്നു നിറഞ്ഞാൽ മഴയായി ഞാൻ എത്ര ദൂരേക്ക് പോയാലും,നാളെ ആകാശത്ത് ഒരു നക്ഷത്രമായി മാറിയാലും,നിന്റെ കണ്ണൊന്നു പിന്നെ നോട്ടം ആ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്ക് നീണ്ടു അതിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു. പിന്നെ നോട്ടം ആ നെറുകയിൽ ചാർത്തിയ സിന്ദൂരത്തിലേക്ക് നീണ്ടു അതിലൊരായിരം ചോദ്യങ "എന്താണ് ഡോക്ടർ എന്താണെങ്കിലും പറയു സാവിത്രിക്ക് എല്ലാം കേട്ടപ്പോൾ ആകെ വല്ലാതായി ആ കുട് എന്താണ് ഡോക്ടർ എന്താണെങ്കിലും പറയു സാവിത്രിക്ക് എല്ലാം കേട്ടപ്പോൾ ആകെ വ " ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണി ആയിക്കാണും. സ്വപ്നം കണ്ട് ഞെട്ടി ഉണർന്നപ്പോൾ 4:20 ആയിരുന ഞാൻ ഇന്ന് ഒരു സ്വപ്നം കണ്ടു, ഏകദേശം 4 മണി ആയിക്കാണും. സ്വപ്നം കണ്ട് ഞെട്ടി ഉണർ അപ്പോഴാണ്, സുരേന്ദ്രന്റെ കണ്ണുകളിലെ തിളക്കം കണ്ടത്. പ്രാഗത്ഭ്യം ഏറെയുള്ള കലാകാരന്മാരുടെ കണ്ണുകൾക്ക് അപ്പോഴാണ്, സുരേന്ദ്രന്റെ കണ്ണുകളിലെ തിളക്കം കണ്ടത്. പ്രാഗത്ഭ്യം ഏറെയുള്ള കലാകാരന നഗരത്തിരക്കിൽ ഒരു നട്ടുച്ചയിൽ കണ്ട കുടുംബിനിയായ ഗായത്രീശർമയോട് ഹരികൃഷ്ണൻ പറഞ്ഞു സന്യാസ നഗരത്തിരക്കിൽ ഒരു നട്ടുച്ചയിൽ കണ്ട കുടുംബിനിയായ ഗായത്രീശർമയോട് ഹരികൃഷ്ണൻ പറഞ്ഞു "നീ എന്തു വിചാരിച്ചു, ഞാനങ്ങ് തകർന്നു പോകുമെന്നോ? എങ്ങനെ ഒഴിവാക്കും എന്ന് വിചാരിച്ചിരുന്നതാ ഇനി അ നീ എന്തു വിചാരിച്ചു, ഞാനങ്ങ് തകർന്നു പോകുമെന്നോ? എങ്ങനെ ഒഴിവാക്കും എന്ന് വിചാരി തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ മറന്നു. ബന്ധങ്ങൾ വേണമെന്ന് തോന്നിയപ്പോൾ വളരെയധികം വൈകി പോയി. ഇപ്പൊ തിരക്ക തിരക്കുകൾക്കിടയിൽ ബന്ധങ്ങൾ മറന്നു. ബന്ധങ്ങൾ വേണമെന്ന് തോന്നിയപ്പോൾ വളരെയധികം വൈക "ഏതാന്ന് വെച്ചാലെടുത്തോളൂ വൈഗ, ഒരോ നിമിഷവും വിലപിടിപ്പുള്ളതല്ലേ. ചെയ്യാനുള്ളതൊക്കെ വേഗം ചെയ്യണം വ ഏതാന്ന് വെച്ചാലെടുത്തോളൂ വൈഗ, ഒരോ നിമിഷവും വിലപിടിപ്പുള്ളതല്ലേ. ചെയ്യാനുള്ളതൊക് വൈഗയുടെ 30 ദിവസങ്ങൾ ഈ ത "ഡോക്ടർ നവീൻ എന്റെ നല്ലൊരു സുഹൃത്താണ് വൈഗയിൽ ഒരു ഞെട്ടലുണ്ടായി തന്റെ എല്ലാ കാര്യവും എന്നോട് പ ഡോക്ടർ നവീൻ എന്റെ നല്ലൊരു സുഹൃത്താണ് വൈഗയിൽ ഒരു ഞെട്ടലുണ്ടായി തന്റെ എല്ല തലയാട്ടി സ്വീകാര്യതയോടെ വന്നു ഇന്ദ്രജന്റെ മറുപടി; “ഓഹ് എനിക്കിപ്പോൾ ഒന്നും വേണ്ട! വിശപ്പില്ല തലയാട്ടി സ്വീകാര്യതയോടെ വന്നു ഇന്ദ്രജന്റെ മറുപടി; “ഓഹ് എനിക്കിപ്പോൾ ഒന്നും വ അപ്പോഴേക്കും മഹേഷിന് ഒരു അംഗീകാര ഭാവം വന്നു കഴിഞ്ഞിരുന്നു. അവൻ മെല്ലെ പറഞ്ഞു; “ഊം എനിക്ക് മനസ്സി അപ്പോഴേക്കും മഹേഷിന് ഒരു അംഗീകാര ഭാവം വന്നു കഴിഞ്ഞിരുന്നു. അവൻ മെല്ലെ പറഞ്ഞു; “ “ മോളേ, മഹേഷ്‌ അവൻ നിങ്ങളെ നമ്മളെയെല്ലാം വിട്ടുപോയി ” “ മോളേ, മഹേഷ്‌ അവൻ നിങ്ങളെ നമ്മളെയെല്ലാം വിട്ടുപോയി ” "എൻ്റെ ദേവീ ഊട്ടിയ കൈകൊണ്ട് തന്നെ ദീപയുടെ കൈ വിറച്ചു. ആ പൊടി ചായയിൽ ചേർത്തിളക്കി. ആ കപ്പുമാ എൻ്റെ ദേവീ ഊട്ടിയ കൈകൊണ്ട് തന്നെ ദീപയുടെ കൈ വിറച്ചു. ആ പൊടി ചായയിൽ ചേർ മുൻവശത്തെ കതകു തുറന്നു, തിണ്ണയിലിറങ്ങിയ ഗീത ഒന്നു പേടിച്ചു. ആരോ ഒരാൾ തിണ്ണയിൽ കമിഴ്ന്നു കിടക്കുന്നു മുൻവശത്തെ കതകു തുറന്നു, തിണ്ണയിലിറങ്ങിയ ഗീത ഒന്നു പേടിച്ചു. ആരോ ഒരാൾ തിണ്ണയിൽ ക "എന്താണ് ശ്യാം ബാലഗോപാൽ ഒന്ന് ശ്രമിക്കുന്നോ ശ്യാമയാകാൻ ഇല്ല എനിക്ക് താല്പര്യമില്ല ഞാൻ ശാന് എന്താണ് ശ്യാം ബാലഗോപാൽ ഒന്ന് ശ്രമിക്കുന്നോ ശ്യാമയാകാൻ ഇല്ല എനിക്ക് താല്പ വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മികച്ച രീതിയില്‍ കളിക്കുന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിന് മികച്ച ചരിത്രമുണ്ട്. ടീമിനെ നയിക്കാനായതില്‍ വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്. ജാക്വസ് കാലിസിന് കീഴില്‍ പരിശീലനം ആരംഭിക്കും. ഗൗതം ഗംഭീര്‍ അവസാനിപ്പിച്ച ഇടത്തു നിന്നും ടീമിനെ മുന്നോട്ട് നയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്, ക്യാപ്റ്റന്‍ പ്രഖ്യാപനത്തിന് ശേഷം ദിനേശ് കാര്‍ത്തിക് പറഞ്ഞു. മലപ്പുറം: രക്തസമ്മര്‍ദ്ദം മൂലം യുവാവ് ജിദ്ദയില്‍ മരിച്ചു. ചെറുമുക്ക് പള്ളിക്കത്തായം ജുമാ മസ്ജിദിന്റെ പിന്‍വശത്ത് താമസിക്കുന്ന പരേതനായ എറപറമ്പന്‍ മൊയ്തീന്റെ മകന്‍ അബ്ദുസലാം (47) ആണ് രക്തസമ്മര്‍ദ്ദം മൂലം മരിച്ചത്. ജിദ്ദയില്‍ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്ന അബ്ദു സലാം തിങ്കളാഴ്ച സൗദി സമയം രാത്രി 10ഓടെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ രാത്രി 8:30 ന് ജിദ്ദയില്‍ ഖബറടക്കം നടക്കുകയും ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അബ്ദുസലാം നാട്ടില്‍ വന്ന് മടങ്ങിയത്. ഈ മാസം 28ന് നടക്കുന്ന ഏകമകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാട്ടിലേക്ക് വരാനുള്ള തെയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ചൊക്ലി ശരീഫ. മക്കള്‍: മുര്‍ഷിദ്, മുഫ്‌ലിഹ. മരുമകന്‍: ജാബിര്‍ (വേങ്ങര ഗാന്ധിക്കുന്ന് സഹോദരങ്ങള്‍: മുസ്തഫ, മൂസക്കുട്ടി, റഫീഖ്, റഹീസ്, ജമീല, ആസിയ, ഫാത്തിമ. മാതാവ്: ആമിക്കുട്ടി. മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് തിരൂര്‍ വൈലത്തൂരിലേക്ക് തെര്‍മോകള്‍ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നര്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഓർമ്മപ്പെരുന്നാളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ അനുസ്മരണവും ഇടവക ദിനാരണവും 2021 ജൂലൈ 24 മുതൽ ആഗസ്റ്റ് 1 വരെ പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്ത് പെരിങ്ങനാട് ഗ്രാമത്തിലാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ – കടമ്പനാട് ഭദ്രാസനത്തിലുൾപ്പെടുന്ന പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയപള്ളി. മർത്തശ്മൂനി അമ്മയുടെ നാമത്തിൽ മലങ്കരയിൽ സ്ഥാപിതമായ ആദ്യ ദേവാലയമാണ് പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളി. സമീപ പ്രദേശങ്ങളിൽ പൂങ്കുന്നു പള്ളി (പൂവെൺകുന്ന് പള്ളി) എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്. പെരിങ്ങനാട് ഗ്രാമത്തിന്റെ കിഴക്ക് മൂന്നാളം കരയിൽ പൂങ്കുന്ന് എന്ന ചെറിയ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. പരിശുദ്ധ പരുമലത്തിരുമേനി, പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനി, പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനി, പരിശുദ്ധ കല്ലാശ്ശേരിൽ ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ, അഭിവന്ദ്യ അലക്സിയോസ് മാർ തേവോദോസിയോസ് എന്നീ പരിശുദ്ധ പിതാക്കന്മാരുടെ പുണ്യപാദസ്പർശനത്താൽ അനുഗ്രഹീതമായ ഈ ദേവാലയത്തിന്റെ വലിയ പെരുന്നാൾ മകരം 14, 15 തീയതികളിലാണ് ആചരിക്കുന്നത്. യുഎസ് ആഭ്യന്തര സെക്രട്ടറി റയാന്‍ സിന്‍കെ രാജിവച്ചു. ശനിയാഴ്ചയാണ് റയാന്‍ സിന്‍കെ വൈറ്റ് ഹൗസിനു രാജിക്കത്ത് സമര്‍പ്പിച്ചത്. ഇന്നലെ പ്രസിഡന്റ് ട്രംപ് റയാന്‍ സ്ഥാനം ഒഴിഞ്ഞ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് സുകുമാരന്‍ നായര്‍ വേണ്ടി വന്നാല്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ച്‌ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. നായര്‍ സര്‍വീസ് സൊസൈറ്റി ബ്യൂട്ടി പാർലർ വെടിവെപ്പ് അന്വേഷണം മുംബൈയിലേക്ക്‌ കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ആഡംബര ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പിനു പിന്നില്‍ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ കെപിസിസിയുടെ പുനഃസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ സിന്ധുന് കിരീടം സൂപ്പര്‍ താരങ്ങള്‍ മാത്രം ഏറ്റുമുട്ടുന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി. സിന്ധു സൂപ്പര്‍ കിരീടം ചൂടി. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ തകര്‍ത്താണ് സിന്ധു വനിതാ മതിലിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിൻവലിക്കണം വനിതാ മതിലിനായി പണം അനുവദിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് മൂന്ന് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിയുടെ ജാള്യത മറച്ചു വെക്കാന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷമായ വംശീയാധിക്ഷേപം നടത്തി ബിജെപി നേതാവ് കൈലാഷ് വിജയ വര്‍ഗിയ. ഒരു വിദേശിയായ ലൈംഗികാരോപണ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് വീണ്ടും കത്തയച്ചു. സ്ത്രീപക്ഷത്ത് ശ്രീലങ്കയില്‍ ഏഴ് ആഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി പദം രാജിവെച്ചു. രാജപക്‌സെയുടെ മകന്‍ നമള്‍ കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ആറ് നാട്ടുകാർ കൊല്ലപ്പെട്ടു പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരും ഭീകരരുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീകരരുമായി ഏറ്റുമുട്ടല്‍ രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി രാഹുൽ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോർട്ട് നൽകി. പമ്പ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് കെ കെ ശൈലജ നടപടി വിവാദത്തില്‍; വിശദീകരണവുമായി മന്ത്രി സംഘപരിവാർ സംഘടനയുടെ പരിപാടിയിൽ മന്ത്രി കെ കെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു. വിജ്ഞാൻ ഭാരതി നടത്തിയ വേൾഡ് ആയുർവേദിക് കോൺഗ്രസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത് യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി രാജ്യം വിട്ടു യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെയാണ് ശമ്പളം മുടങ്ങിയ നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചു. 2000, 500, 200 രൂപ നോട്ടുകളാണ് നിരോധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 രൂപയില്‍ കൂടുതല്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയല്ല അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്: ഹൈക്കോടതി വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം; നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ തിരുവനന്തപുരത്ത് പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ്എഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ശ്രീജിത്ത്, ആരോമൽ. അഖിൽ, ഹൈദർ അശോക് ഹെഗ്‍ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. അതേസമയം സച്ചിന്‍ രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ തെലങ്കാന മുഖ്യമന്ത്രിയായി കെ.സി.ആര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു കെഎസ്‍യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്‍യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി രാജിവെയ്ക്കുക, ശബരിമലയിലെ മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി കെ എം മാണിക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസ് തുടരന്വേഷണത്തിന് അനുമതി വേണമോയെന്നതാണ് ആദ്യം വനിതാ മതില്‍: മൂന്ന് ദശലക്ഷം വനിതകളെ അണിനിരത്തുമെന്ന് ഇടതുമുന്നണി വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കണ്‍വീനര്‍ എ. വിജയരാഘവന്‍. വനിതാ മതിലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴ ബോക്സിംഗ് ഇതിഹാസം മുഹമ്മദാലിയെ കേരളത്തിന്‍റെ സ്വന്തം അഭിമാന താരമാക്കി മാറ്റിയ മന്ത്രി ഇ പി ജയരാജന് വീണ്ടും നാക്ക് പിഴച്ചു. ഇത്തവണയും കായിക താരത്തിന്‍റെ പേര് പറഞ്ഞപ്പോഴാണ് മന്ത്രി ഇ നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ വനിതാമതിലിനെച്ചൊല്ലി നടന്നത് അസാധാരണ രംഗങ്ങൾ. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വർഗീയ മതിൽ പരാമർശത്തിനെതിരെ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങൾ ആലുവ കൂട്ടക്കൊല കേസ്: ആന്‍റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം മാറ്റി വച്ചു. വാദത്തിനായി കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം 'തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രം ശിവ്‍രാജ് സിംഗ് ചൗഹാൻ രാജിവച്ചു ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നിയന്ത്രണങ്ങളിൽ ഹൈക്കോടതി കൂടുതൽ ഇളവ് അനുവദിച്ചു. വാവര് നട, മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള താഴ്‌മയോടെ ജനവിധി അംഗീകരിക്കുന്നുവെന്ന് മോദി, കോണ്‍ഗ്രസിന് അഭിനന്ദനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ എന്നറിയപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മോദി. ജനവിധി താഴ്‌മയോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം നിയമസഭയിലിന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന ഡീസൽ വാഹനങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ കോംപാക്ട് എസ്.യു.വി വിറ്റാര െബ ്രസയുടെ പെട്രോൾ വകഭേദം മാരുതി പുറത്തിറക്കാനൊരുങ്ങുന്നു. സാമ്പത്തിക വർഷത്തിൻെറ അവസാനത്തോടെ പെട്രോൾ കരുത്തിൽ െബ്രസയെത്തും. 2020 ജനുവരിയോടെ ഷോറൂമുകളിൽ പെട്രോൾ എൻജിൻ കരുത്ത് പകരുന്ന ബെസ്രയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.എസ് 6 നിലവാരം പാലിക്കുന്നതായിരിക്കും ബ്രെസയിലെ പെട്രോൾ എൻജിൻ. വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും ചില മുഖം മിനുക്കലുകൾ പുതിയ കാറിൽ പ്രതീക്ഷിക്കാം. കാബിൻ സ്പേസ് മാരുതി കൂട്ടാനുള്ള സാധ്യതകൾ നില നിൽക്കുന്നുണ്ട്. മഹീന്ദ്ര എക്സ്.യു.വി 300, ഹ്യുണ്ടായ് വെന്യു തുടങ്ങിയവയോട് കിടപിടിക്കുന്നതായിരിക്കും ബ്രെസയുടെ കാബിൻ. പ്രതിമാസം 13,000 യുണിറ്റിൻെറ വരെ വിൽപനയോടെ രാജ്യത്തെ ജനപ്രിയ മാരുതി മോഡലുകളിലൊന്നാണ് ബ്രെസ. ഉത്സാഹം ശത്രുതയായി തോന്നുമെങ്കിലും സ്നേഹിതനെ പോലെയാണു്. ആലസ്യം സ്നേഹിതനെപ്പോലെ തോന്നും. പക്ഷേ, അതു ശത്രുവാണു്. വിദ്യ വിഷസദൃശ്യമായി അനുഭവപ്പെടുമെങ്കിലും അമൃതമാണു്. സ്ത്രീകൾ വിഷമാണു്. പക്ഷേ, അവർ അമൃതം പോലെയാണു്. വനിതാ ഽമൃതവദ് വിഷം എന്നു് വേറൊരു കവി ഉത്സാഹം കാര്യവിഷയകമായ ഉദ്യമം. ആലസ്യം മടി.) പുരുഷനെഴുതിയ കാവ്യമാണിതെന്നു് സ്പഷ്ടം. അതിനാലാണു് സ്ത്രീകൾ വിഷമാണെങ്കിലും അമൃതമാണു് എന്ന സാമാന്യകരണം. പ്രാചീന ഭാരതത്തിൽ അഗദതന്ത്രകാരൻ (അഗദതന്ത്രം antidote) കൊട്ടാരത്തിലുണ്ടായിരുന്നു. രാജാവിനെ ആരും വിഷം കൊടുത്തു കൊല്ലാതിരിക്കുക എന്നതു നോക്കുകയാണു് അയാളുടെ ജോലി. എങ്കിലും വിഷകന്യകമാരെ അയച്ചു ശത്രുക്കൾ രാജാക്കന്മാരെ നിഗ്രഹിച്ചിരുന്നു. ജനിച്ച പെൺകുഞ്ഞു് സൗന്ദര്യമുള്ളതാണെന്നു കണ്ടാൽ അല്പമായി വിഷം കൊടുക്കും. വിഷമുള്ള ഇഴജന്തുക്കളുടെ മാംസം, വിഷമയമായ സസ്യങ്ങൾ ഇവ കുഞ്ഞിനു് കുറച്ചു കുറച്ചായി നല്കാം. അങ്ങനെ വിഷത്തിന്റെ അതിപൂരിത സ്വഭാവം പെൺകുട്ടിക്കു വന്നാൽ, അവൾക്കു കന്യകാത്വം ഇല്ലാതെയായാൽ ശത്രുരാജാവിന്റെ കൂടെ വേഴ്ചയ്ക്കു് അയയ്ക്കും. വേഴ്ച വേണ്ട. രാജാവു് കാമമോഹിതയായി അവളെ ആലിംഗനം ചെയ്യുകയേ വേണ്ടൂ. അയാൾ ചത്തു വീഴും. അലിഗ്സാണ്ടർ ചക്രവർത്തി ഇന്ത്യയിലെത്തിയപ്പോൾ ഇവിടെത്തെ രാജാവു് അദ്ദേഹത്തിന്റെ കൂടാരത്തിൽ ഒരു വിഷകന്യകയെ അയച്ചു കൊടുത്തുവെന്നും അവൾ ആരെന്നു് മനസ്സിലാക്കി ചക്രവർത്തിയുടെ അംഗരക്ഷകൻ അവളെ കൊന്നു കളഞ്ഞെന്നും ഞാൻ ‘Poison Damsels’എന്ന പുസ്തകത്തിൽ നിന്നു മനസ്സിലാക്കിയിട്ടുണ്ടു്. പല ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ കഥാസരിതു് സാഗരത്തിൽ അനുബന്ധമായി ഈ പ്രബന്ധം ചേർത്തിട്ടുള്ളതു് ഞാൻ കണ്ടിട്ടുമുണ്ടു്. കന്നായിരിക്കുമ്പോൾ അതിനെ ദിവസവും എടുത്തുയർത്തിയ ഒരു സ്ത്രീ അതു പശുവായി മാറിയപ്പോഴും അനായാസമായി പൊക്കിയെടുക്കുമായിരുന്നുവെന്നു് ഫ്രഞ്ചെഴുത്തുകാരൻ മൊൺടെയിൻ (Montaigne—ഫ്രഞ്ച് ഉച്ചാരണം വിഭിന്നം) എഴുതിയതു് ഞാൻ വായിച്ചിട്ടുണ്ടു്. തെറ്റിദ്ധാരണയുടെ ലോകം, യഥാർത്ഥ്യത്തിന്റെ ലോകം ഇവ തമ്മിൽ വിഭിന്നതയില്ല ചിലർക്കു്. ആറ്റൂർ രവിവർമ്മ യ്ക്കു് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സമ്മാനം കിട്ടിയെന്നു് പത്രത്തിൽ കണ്ടപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങളാണു് ഇവ. കുഞ്ഞായിരിക്കുമ്പോൾ തന്നെ രണ്ടു വരി രവിവർമ്മക്കവിത അതിന്റെ കാതിലോതണം. അങ്ങനെ ദിവസം തോറും രണ്ടു വരി. ക്രമേണ വരികൾ ഏറ്റുക്കൊണ്ടു വന്നിട്ടു് ഒരു രവിവർമ്മക്കവിത സമ്പൂർണ്ണമായി കുട്ടിയെ പഠിപ്പിക്കണം അപ്പോൾ ‘ഇമ്യൂണൈസേഷൻ’ (immunization രോഗം വരാത്ത അവസ്ഥ) പ്രായം ചെന്ന അവനോ അവൾക്കോ ഉണ്ടാകും. ആറ്റൂർ രവിവർമ്മയെക്കാൾ പ്രായം വളരെക്കൂടിയ ആളാണു് ഞാൻ. അതുകൊണ്ടു് എന്റെ കുട്ടിക്കാലത്തു് ജനിച്ചിട്ടു പോലുമില്ലാത്ത രവിവർമ്മയുടെ കവിതയിലെ രണ്ടു വരികൾ അച്ഛനമ്മമാർക്കു ദിവസവും എന്റെ കാതിലടിച്ചു കയറ്റാൻ സാധിക്കുമോ? ഹതഭാഗ്യൻ ഞാൻ. അതിനാൽ ഈ കേന്ദ്ര സാഹിത്യ അക്കാഡമി എവോർഡിന്റെ വാർത്ത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഭഗവാനേ, സച്ചിദാനന്ദാ, ഗുരുവായൂരപ്പാ, എനിക്കു ഇമ്മ്യൂണിറ്റി നല്കണേ. ചോദ്യം: ആരോഗ്യപരിപാലനം ജീവിതവ്രതമായി സ്വീകരിച്ചു കഴിയുന്നവരെക്കുറിച്ചു് എന്താണു് അഭിപ്രായം? ഉത്തരം: വെൺകുളം പരമേശ്വരൻ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്ന നാരായണപിള്ള സാറിന്റെ മുൻപിൽ യോഗമുറകൾ കാണിക്കുകയും നൂറു വയസ്സുവരെ ജീവിക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഉപസംഹാര പ്രഭാഷണത്തിൽ നാരായണപിള്ള സാർ ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അവയ്ക്കുള്ള വെൺകുളത്തിന്റെ മറുപടികൾ അദ്ദേഹം തന്നെ നല്കുകയും ചെയ്തു. ഉത്തരം: വെൺകുളത്തിന്റെ മറുപടിയായി സാറ് തന്നെ പറഞ്ഞതു്. ഇല്ല. ചോദ്യം: നിങ്ങൾ ഒരു സിഗററ്റെങ്കിലും വലിക്കുമോ? ചോദ്യം: നിങ്ങൾ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടുണ്ടോ? ഉത്തരം: ഇല്ല. ഇതുപോലെ അനേകം ചോദ്യങ്ങൾക്കു് ഇല്ല എന്നു മറുപടി നല്കിക്കൊണ്ടു് നാരായണപിള്ള സാർ ചോദിച്ചു: “പിന്നെ നിങ്ങൾ നൂറു വയസ്സു വരെ ജീവിച്ചിരുന്നിട്ടു് എന്തു കാര്യം?”(കരഘോഷം!) ചോദ്യം: മലയാള സാഹിത്യ നിരൂപണത്തിന്റെ പ്രത്യേകത എന്തു? ഉത്തരം: പ്രത്യേകതയ്ക്കു പകരം സവിശേഷതയെന്തു് എന്നു ചോദിക്കണം. പ്രത്യേകത ശബ്ദത്തിൽ each എന്ന അർത്ഥമേയുള്ളു. പ്രതി ഏകം പ്രത്യേകം പിന്നെ നിരുപണത്തിന്റെ കാര്യം അവർ എഴുതുന്ന വാക്കുകൾ എല്ലാം മലയാളം അവയ്ക്കു് അർത്ഥവും കാണും. പക്ഷേ, ആ വാക്കുകൾ ചേർത്തു വാക്യങ്ങൾ ഉണ്ടാക്കുമ്പോൾ അവയ്ക്കു് അർത്ഥമില്ല. ചോദ്യം: വിഷാദാത്മകത്വം, പ്രസാദാത്മകത്വം ഇവയിൽ ഏതു സ്വീകാര്യം? ഉത്തരം: ലോകത്തെ ധിഷണാശാലികളിൽ അഗ്രഗണ്യമായവൻ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണു്. ഉത്തരം: കക്കൂസു് പോലെ നാറുന്നു എന്ന ഉത്തരം എഴുതാനാണു് ഞാൻ ഒരുമ്പെട്ടതു്. അതു ശരിയല്ല. കക്കൂസുകൾക്കുള്ള വൃത്തിയും നാറ്റമില്ലായ്മയും ഈ നഗരത്തിനില്ല. ഉത്തരം: ആത്മഹത്യയ്ക്കുള്ള ശ്രമം നിയമം തടയും. ആ യത്നത്തിൽ വിജയം വരിച്ചാൽ നിയമം ശഷ്പതുല്യമാകും. No one ever lacks a good reason for suicide എന്നു ആത്മഹനം നടത്തിയ ചെസാറേ പാവേസേ എന്ന സാഹിത്യകാരൻ പറഞ്ഞതു് ഓർമ്മിക്കുക. ഉത്തരം: അർബ്ബുദം പോലെയുള്ള ഒരു രോഗം തൽക്കാലം വിവാഹത്താൽ ഭേദമായാലും ഒടുവിൽ സംഹാരാത്മക ശക്തിയോടെ രൂപം മാറി വരും. അതിൽ മരിക്കും. മാക്ലിം ഗോർക്കി യുടെ ഡയറിയിൽ വായിച്ചതാണു് താഴെച്ചേർക്കുന്ന ഭാഗം: ഭാര്യയെ കൊന്ന ഒരു മോസ്കോ വിദ്യാർത്ഥി കോടതിയിൽപ്പറഞ്ഞ അവസാനത്തെ വാക്കുകൾ. “അവൾ മരിച്ചു. രക്തസാക്ഷിത്വം വരിച്ചു. സ്വർഗ്ഗത്തു് അവളിപ്പോൾ വിശുദ്ധയായി കഴിഞ്ഞുകൂടുകയാണു്. ഞാനാകട്ടെ ഇവിടെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം കുറ്റത്തിന്റെ കുരിശു ചുമന്നും പശ്ചാത്താപം അനുഭവിച്ചും കഴിഞ്ഞു കൂടുന്നു. എന്തിനു് എന്നെ ശിക്ഷിക്കണം? ഞാൻ എന്നെതന്നെ ശിക്ഷിച്ചിരിക്കുകയല്ലേ? ഞാൻ നല്ല കൊച്ചാപ്പിളുകളും മുട്ടകളും തിന്നുന്നു: പണ്ടു ഞാൻ ചെയ്തതുപോലെ. പക്ഷേ, അവയ്ക്കു മുൻപുള്ള നല്ല സ്വാദില്ല ഒന്നും എനിക്കു് സന്തോഷം നല്കുന്നില്ല. പിന്നെ എന്നെ ശിക്ഷിക്കുന്നതെന്തിനു്?” ഏതാണ്ടു് ഇതേ രീതിയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘പെൻഫ്രെണ്ട്സ്’എന്ന കഥയെഴുതി കലാകൊലപാതകം നടത്തിയ ശ്രീബാല കെ. മേനോൻ പറയുന്നു. കലാഹിംസ ഞാൻ അനുഷ്ഠിച്ചു കഴിഞ്ഞു. ആ ദേവതയുടെ മരണം ഒരു തരത്തിൽ രക്തസാക്ഷിത്വം തന്നെയാണു്. ഞാനിപ്പോൾ ഉത്കൃഷ്ട വാരികയായ മാതൃഭൂമിയുടെ നാലരപ്പുറത്തിൽ എന്റെ കുത്തേറ്റു മരിച്ച കലയെ കിടത്തിയിരിക്കുന്നു. എന്നെ ശിക്ഷിക്കാൻ വരട്ടെ നിരൂപകൻ. എന്റെ ഉറച്ച വിശ്വാസം ഞാനെഴുതിയതു മനോഹരമായ കഥയാണു് എന്നതത്രേ. അല്ലെങ്കിൽ എഡിറ്റർ എനിക്കു കഥാവശത്തെ കിടത്താൻ നാലരപ്പുറം നല്കുമോ? ആർടിസ്റ്റ് മദനൻ നല്ല പടങ്ങൾ വരച്ചു് അതിന്റെ അടുത്തു വയ്ക്കുമോ? എല്ലാ കഥയെഴുത്തുകാരെയും കുറ്റം പറയുന്ന മലയാളം വാരികയിലെ നിരൂപകൻ എന്റെ രചന നാലരപ്പുറത്തു് നീണ്ടുകിടക്കുന്നതു കണ്ടു അസൂയയോടു കുറ്റപ്പെടുത്തിയാലെന്തു്? ഇല്ലെങ്കിലെന്തു്? മാതൃഭൂമി ആഴ്ചപ്പതിപ്പിലാണു് എന്റെ കഥ ശയിക്കുന്നതു് എന്നതു് ഓർമ്മ വേണം അയാൾക്കും വായനക്കാർക്കും. ഇക്കഥയിൽ തെറിച്ച പെണ്ണായ കാത്തിയെ കാണാം. അവൾ കുടുംബത്തിൽ ജീവിക്കാൻ യോഗ്യതയുള്ളവളല്ല. ‘ഇന്റർനെറ്റ് ചാറ്റിലാണു്’ അവൾക്കു കൗതുകം. എന്തുകൊണ്ടു് അവൾ ഇങ്ങനെയായിപ്പോയി. അവളുടെ അമ്മയും ചെറുപ്പകാലത്തു് തെറിച്ചു നടന്നവളാണു്. അവൾക്കു് ഇന്റർനെറ്റിന്റെ സൗകര്യമില്ല അക്കാലത്തു്. എഴുത്തുകൾ അയച്ചു് ആൺപിള്ളേരെ പാട്ടിലാക്കാം. ഒടുവിൽ ബോയ് ഫ്രണ്ട് മകളെ വിളിക്കുമ്പോൾ തള്ള ഫോണിന്റെ കമ്പി മുറിച്ചുകളയുന്നു. കഥ അതോടെ തീരുന്നു. വായനക്കാരന്റെ കഥ തീരുന്നു. എവിടെയെങ്കിലും കഥ തുടങ്ങണമല്ലോ. വാരികയുടെ 42-ആം പുറത്തു തുടങ്ങുന്നു അതു്. എവിടെയെങ്കിലും അതു് അവസാനിക്കണമല്ലോ. അതിനാൽ വാരികയുടെ 46-ആം പുറത്തു് കഥ അവസാനിപ്പിക്കുന്നു. ഈ പുറങ്ങൾക്കിടയിലുള്ള നാലരപ്പെയ്ജിൽ പരമ ബോറിങ്ങായ ആഖ്യാനവും സംഭാഷണവും തിരുകുന്നു. അവയൊക്കെ എഴുത്തുകാരി വായനക്കാരിൽ അടിച്ചേല്പ്പിക്കുകയാണു്. നല്ല കഥ വായിച്ചുതീരുമ്പോൾ സമ്പൂർണ്ണതയുടെ ഒരനുഭൂതി വായിക്കുന്നവർക്കുണ്ടാകും. ഇവിടെ അതൊന്നുമില്ല. വന്ധ്യമായ രചന! വർഷങ്ങൾക്കു മുൻപു് മലയാറ്റൂർ രാമകൃഷ്ണൻ, മലയാളനാടു പത്രാധിപർ എസ്. കെ. നായർ, ഇവരോടൊരുമിച്ചു് ഞാൻ ചേർത്തലെ ഒരു സമ്മേളനത്തിനു പോയി. മദ്യമുണ്ടാക്കുന്ന ഒരു ഫാക്ടറിയുടെ വാർഷികത്തോടു ചേർന്ന മീറ്റിങ്ങായിരുന്നു. ഫാക്ടറിയുടെ ജനറൽ മാനേജർ മേനോന്റെ വീട്ടിന്റെ ഒരു രാത്രി കഴിച്ചുകൂട്ടി. അടുത്ത ദിവസം കാലത്തു് സമ്മേളനം. എന്റെ പ്രഭാഷണം അല്പം നന്നായിരുന്നുവെന്നു് സദസ്സിന്റെ പ്രതികരണത്തിൽ നിന്നു മനസ്സിലായി. മീറ്റിങ്ങ് കഴിഞ്ഞു് ഞാൻ മലയാറ്റൂർ രാമകൃഷ്ണനോടു ചോദിച്ചു: “എന്റെ പ്രസംഗം നന്നായോ?” അദ്ദേഹം മറുപടി നല്കി: “സാമാന്യം ബോറായിരുന്നു.” പുതുശ്ശേരി രാമചന്ദ്രന്റെ ‘തെങ്ങു്’ എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ അദ്ദേഹത്തോടു പറയുന്നു “താങ്കളുടെ കവിത അസാമാന്യമായ വിധത്തിൽ ബോറായിട്ടുണ്ടു്.” തേങ്ങാക്കുലയെ ‘പോർമുലക്കുട’മായി സങ്കല്പിച്ചു് ഒരു ‘കാച്ചു് നടത്തിയിട്ടുണ്ട’ല്ലോ കവി. അതു് എന്റെ സ്ഥിരം പ്രയോഗമനുസരിച്ചാണെങ്കിൽ ഓക്കാനമുണ്ടാക്കുന്നു. ഉള്ളൂരി ന്റെ ഒരു വർണ്ണനയേ അതിനോടു മത്സരിക്കാനുള്ളൂ. ‘റവുക്കായം ഹരിത സൂര്യപടത്താൽ മേല്ക്കണിഞ്ഞകളിൽ കൊങ്കകൾ രണ്ടും അർക്കകാന്തിയിൽ വിളങ്ങുന്ന ശീമച്ചക്ക പോലെ ഹൃദയം കവരുന്നു’ എന്നു സ്വാമി. താൻ കവിയാണെന്നു വിചാരിച്ചു് പുതുശ്ശേരി രാമചന്ദ്രൻ ‘തെങ്ങു്’ എന്ന കവിതയെഴുതി. പക്ഷേ, ഇതിനെക്കാൾ Unliterary ആയി അധികം കവിതകൾ ഞാൻ കണ്ടിട്ടില്ല. ലോകത്തെ ധിഷണാ ശാലികളിൽ അഗ്രഗണ്യരായവർ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണു്. 1. കോളേജിൽ കോ ഓപ്പറേറ്റീവ് സ്റ്റോഴ്സ് കാണുമല്ലോ. ഞാൻ ജോലി നോക്കിയിരുന്ന കോളേജിലെ സ്റ്റോഴ്സിന്റെ ചാർജ്ജ് ഒരു മലയാളാധ്യാപകനായിരുന്നു. അവിടെ നോട്ടുബുക്കും പാഠപുസ്തകവും വാങ്ങി വില്പനയ്ക്കു വച്ചാൽ മതി. കുട്ടികൾക്കു അവയേ വേണ്ടൂ. പക്ഷേ, ഓവർ സെക്സിന്റെ ഉപദ്രവമുള്ള ആ അധ്യാപകൻ പെൺകുട്ടികൾക്കു വേണ്ടി ബ്രാ കൂടി വാങ്ങിവച്ചു വില്പനയ്ക്ക്. പെൺപിള്ളേർ അതും വില്പനവസ്തുവാണെന്നറിഞ്ഞില്ല. ബ്രാ ചെലവാകുന്നില്ലെന്നു കണ്ടു് അധ്യാപകൻ ബ്ലാക്ക് ബോർഡിൽ അതു വില്പനയ്ക്കുണ്ടു് എന്നെഴുതിവച്ചു. അധ്യാപകൻ തന്നെ അതു് വില്ക്കാൻ സന്നദ്ധനാവുകയും ചെയ്തു. ആദ്യമാദ്യം ഒന്നു രണ്ടു പെൺപിള്ളേർ ബ്രാ വാങ്ങാൻ വന്നു. ക്രമേണ അവരുടെ സംഖ്യാബലം കൂടി. പെൺകുട്ടികൾ വന്നാൽ അധ്യാപകൻ ചോദിക്കും. ‘നിന്റെ അളവെത്ര?’ മുപ്പതു് എന്നു ലജ്ജയോടെ അവൾ മൊഴിയാടും. അധ്യാപകൻ ‘സാകൂതസ്മിതനായി’ ‘ഉൽക്കമ്പത്താലാകുലമായ’ അവളുടെ മാറത്താഴ്ത്തിയ തെളിനോട്ടത്തോടുകൂടി ‘മുപ്പത്തിരണ്ടു വേണ്ടേ? വേണം’ എന്നു പറയും. പെണ്ണു കാൽവിരൽ കൊണ്ടു തറയിൽ വരച്ചു് അവനതശിരസ്കനായി “തന്നേക്കു സാർ” എന്നു പറഞ്ഞു് ബ്രാ വാങ്ങിക്കോണ്ടു് പോകും. ഒരു ദിവസം ഞാൻ വരാന്തയിലൂടെ നടന്നപ്പോൾ ഒരു ക്ലാസ്സിൽ അധ്യാപകനില്ല. ബഹളം പിള്ളേരുടെ. ആരാണു് റ്റീച്ചർ എന്നു് അന്വേഷിച്ചപ്പോൾ അവർ അയാളുടെ പേരു പറഞ്ഞു. ഞാൻ കോ ഓപറ്റേറ്റീവു് സ്റ്റോഴ്സിൽ തിടുക്കത്തിൽ ചെന്നപ്പോൾ ക്ലാസ് എടുക്കേണ്ട അധ്യാപകൻ ബ്രാ കൈയിലെടുത്തുവച്ചു് ഒരു സുന്ദരിപ്പെൺകുട്ടിയോടു് നിന്റെ അളവെത്ര എന്നു ചോദിക്കുന്നതു കേട്ടു. ബ്രാ വില്പനയുടെ അടുത്ത സ്റ്റെപ്പായി പെൺപിള്ളേർ ആർത്തവകാലത്തു ഉപയോഗിക്കുന്ന പാഡും വില്ക്കാൻ അധ്യാപകൻ പ്ലാനിട്ടു. അക്കാഴ്ച കാണേണ്ടതായി വന്നില്ല. എനിക്കു്. സർക്കാർ എനിക്കു തിരുവനന്തപുരത്തേക്കു മാറ്റം തന്നു. 2. ഞാൻ ചിറ്റൂരിൽ താമസിക്കുന്ന കാലം. ഒരു ദിവസം അണിക്കോടു് എന്ന സ്ഥലത്തേക്കു നടന്നപ്പോൾ ഇടതുവശത്തു് ഒരു ലെയ്നിൽ കണ്ടു. നല്ല വീടുകൾ. ഒരു വീടിന്റെ മുൻവശത്തു് ‘ചമ്പത്തിൽ’ എന്നെഴുതി വച്ചിരിക്കുന്നു. ഭവഭൂതിയുടെ ഉത്തരരാമചരിതം അതിസുന്ദരമായി തർജ്ജമ ചെയ്തു. ചമ്പത്തിൽ ചാത്തുകുട്ടി മന്നാടിയാരുടെ വീടാണു് അതെന്നു കരുതി ഗെയ്റ്റ് മെല്ലെത്തുറന്നു് മുറ്റത്തേക്കു ചെന്നു. മന്നാടിയാരുടെ മുറി കാണണം. അദ്ദേഹത്തിന്റെ കൈപ്പട കാണണം ഈ ആഗ്രഹത്തോടുകൂടിയാണു് എന്റെ പ്രവേശം മുൻവശത്തു് മീശ പിരിച്ചുകൊണ്ടു് ഒരാൾ ഇരിക്കുന്നു. ഞാൻ അദ്ദേഹത്തോടു വിനയപൂർവം ചോദിച്ചു: “ചമ്പത്തിൽ ചാത്തുക്കൂട്ടി മന്നാടിയാരുടെ വീടാണോ ഇതു?” അദ്ദേഹം കോപിച്ചു് മറുപടി പറഞ്ഞു “മന്നാടിയാരുമില്ല. കിന്നാടിയാരുമില്ല ഇവിടെ” അന്തരിച്ച മന്നാടിയാരോടുള്ള ബഹുമാനത്താൽ കൂടുതൽ-അവിടെ നിന്നാൽ ആരോഗ്യം ക്ഷയിക്കുമെന്നു കണ്ടു് ഞാൻ തിരിച്ചു മെയ്ൻ റോഡിലേക്കു ചെന്നു് അണിക്കോട്ടേക്കു നടന്നു. ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു പണ്ഡിതന്മാരിൽ അദ്വിതീയനാണു് പി. കൃഷ്ണൻ നായർ. അദ്ദേഹത്തിന്റെ ‘കാവ്യജീവിതവൃത്തി’യും രണ്ടു കഥകളിഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും ഞാൻ ഇപ്പോഴും കൂടെക്കൂടെ വായിക്കുന്നുണ്ടു്. ആ പാണ്ഡിത്യത്തിന്റെ മുൻപിൽ തലകുനിക്കാറുണ്ടു്. ഒരു ദിവസം ചിറ്റൂരെ അണിക്കോട്ടേക്കു നടന്നു. അണിക്കോടു് ജംങ്ങ്ഷനിൽ നിന്നു് പാലക്കാട്ടോട്ടു പോകുന്ന റോഡിൽ അല്പം നടന്നാൽ പി. കൃഷ്ണൻ നായരുടെ വീടു് കാണാം. അന്തരിച്ച ആ മഹാപണ്ഡിതനെ സ്മരിച്ചുകൊണ്ടു് ഞാൻ ഭക്ത്യാദരങ്ങളോടെ ആ വീട്ടിന്റെ മുൻപിൽ ചെന്നു നിന്നു. പക്ഷേ, ആ ഭവനം പ്രസ്സായി രൂപാന്തരപ്പെട്ടിരിക്കുന്നു. എന്റെ സംസ്കാരത്തെ വികസിപ്പിച്ച പി. കൃഷ്ണൻ നായരുടെ വീടു് അച്ചടിശാല ഞാൻ ദുഃഖത്തോടെ തിരിച്ചുനടന്നു. പ്രേമം? അർബുദം പോലെയുള്ള ഒരു രോഗം. തൽക്കാലം വിവാഹത്താൽ ഭേദമായാലും ഒടുവിൽ സംഹാരാത്മകശക്തിയോടെ രൂപം മാറി വരും. അതിൽ മരിക്കും. 3. ചിറ്റൂർ കോളേജിലെ കെമെസ്ട്രി ഡിപാർട്മെന്റിൽ ജോലിയായിരുന്ന അരവിന്ദാക്ഷ മേനോൻ (കൊടുങ്ങല്ലൂർക്കാരൻ) എന്നെ ഒരിക്കൽ ഇരിങ്ങാലക്കുട പെൺപിള്ളേരുടെ കോളേജിൽ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയി. അവിടെച്ചെന്നപ്പോൾ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർമാൻ, പ്രശസ്തനായ സാഹിത്യകാരൻ മാടമ്പു് കുഞ്ഞുകുട്ടൻ ഇവരും മീറ്റിങ്ങിൽ പങ്കെടുക്കുവാൻ വന്നിരിക്കുന്നതു കണ്ടു. മീറ്റിങ്ങ് തുടങ്ങി. പെൺപിള്ളേരുടെ കോളേജാണെങ്കിലും അടുത്തുള്ള ആൺപിള്ളേരുടെ കോളേജിലെ കുട്ടികൾ ഹോളിൽ കയറിയിരിക്കുന്നുണ്ടായിരുന്നു. ആദ്യം ചെയർമാൻ പ്രസംഗിച്ച ഒരു ശബ്ദം പോലുമുയർന്നില്ല. കുട്ടികളുടെ ചെയർമാനെ അവർ ബഹുമാനിച്ചുവെന്നതു് വ്യക്തം. മാടമ്പിനെ കരഘോഷത്തോടെ കുട്ടികൾ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്നാന്തരം. അതും കുട്ടികൾക്കു ഇഷ്ടമായി. അവർ മാടമ്പിനെ ബഹുമാനിച്ചു. അടുത്തതു് എന്റെ ഊഴം. ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ആൺപിള്ളേർ കൂവി. ഒരക്ഷരം പോലും പറയാൻ അവർ സമ്മതിച്ചില്ല. തിരിച്ചുപോന്നു. കൊടുങ്ങല്ലൂർ വഴി. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഓർമ്മയുണ്ടായി എനിക്കു കൊടുങ്ങല്ലൂർ കണ്ടപ്പോൾ. അച്ചുപിഴയാൽ മാത്രമേ അബദ്ധം മഹാഭാരത തർജ്ജമയിൽ ഉണ്ടാകൂ എന്നു് ഉദ്ഘോഷിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വീടു കാണണമെന്നു് ഞാൻ കെമിസ്ട്രി അധ്യാപകനോടു പറഞ്ഞു. ആകൃതിസൗഭഗവും സുജനമര്യാദയമുള്ള അരവിന്ദാക്ഷമേനോൻ പറഞ്ഞു. “കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൊട്ടാരം ഇപ്പോൾ ഹോട്ടലാണു്.” ഞാൻ നോക്കി, ചിക്കൻ ഫ്രൈ പ്ളെയ്റ്റിൽ വച്ചുകൊണ്ടു് വെയ്റ്റർ ഓടുന്നു. മാവേലിക്കര മന്നനെയും മാന്യമതിയാം മന്നാടിയാരെയും വെല്ലുവിളിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൊട്ടാരത്തിനു വന്ന മാറ്റം. റോറിക്കിന്റെ ഉദാത്തങ്ങളായ ചിത്രങ്ങൾ വച്ചിരുന്ന തിരുവനന്തപുരത്തെ കെട്ടിടം ഇപ്പോൾ പൊലീസ് സ്റ്റെയ്ഷനാണു്. എന്തെല്ലാം മാറ്റങ്ങൾ! 4. ഒരു കോളേജിലെ രണ്ടധ്യാപകർ എന്നെ പ്രഭാഷണത്തിനായി ക്ഷണിച്ചു രണ്ടു വർഷം മുൻപു്. ക്ഷണിച്ചവർ അധ്യാപകരായിരുന്നതു കൊണ്ടു് ഞാൻ പോകാമെന്നു സമ്മതിച്ചു. അന്നു രാത്രി എട്ടു മണിയോടു് അടുപ്പിച്ചു് എനിക്കു ഫോൺ കോൾ. ഫോണിലൂടെ അറിയിപ്പു്. “സാഹിത്യവാരഫലം പതിവായി വായിക്കുന്ന സാറിന്റെ ആരാധകനാണു് സംസാരിക്കുന്നതു്. സാറിനെ ആരെങ്കിലും അപമാനിക്കുന്നതോ അതിനപ്പുറത്തായി ആപത്തു ഉണ്ടാക്കുന്നതോ എനിക്കിഷ്ടമില്ല. സാറിനെ എനിക്കത്ര സ്നേഹവും ബഹുമാനവുമാണു് സാറ്… കോളേജിലെ മലയാള സമാജം ഉദ്ഘാടനം ചെയ്യാൻ ചെല്ലാമെന്നു സമ്മതിച്ചില്ലേ? പോകരുതേ സാർ, ആപത്തുണ്ടാകും.” റിസീവർ താഴെ വയ്ക്കുന്ന ശബ്ദം. ഞാനുടനെ പ്രിൻസിപ്പലിനെ റ്റെലിഫോണിൽ വിളിച്ചു് ഈ മുന്നറിയിപ്പിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “സാറിനു് ഒരു ശത്രുവുണ്ടു്. അയാൾ അധ്യാപകനാണു്. ധൈര്യമായി മീറ്റിങ്ങിനു് വരൂ. ഞാൻ നോക്കിക്കോള്ളാം.” ഒരു മണിക്കൂർ കഴിഞ്ഞു് എന്റെ ഫോൺ ശബ്ദിച്ചു. നേരത്തെ എനിക്കു മുന്നറിയിപ്പു തന്നു് ആളിന്റെ ശബ്ദം തന്നെ. “താൻ പ്രിൻസിപ്പലിനെ കാര്യമൊക്കെ അറിയിച്ചില്ലേ. കോളേജിൽ വന്നാൽ തന്നെ ബോംബെറിഞ്ഞു കൊല്ലും. അതുകൊണ്ടു് താൻ വീട്ടിൽ ഇരുന്നാൽ മതി. സൂക്ഷിച്ചു ജീവിക്കു്.” ഞാൻ പിന്നെയും പ്രിൻസിപ്പലിനെ റ്റെലിഫോണിൽ വിളിച്ചു ഭീഷണി ഉണ്ടായതിനെക്കുറിച്ചു പറഞ്ഞു. “ഇതു് ഓലപ്പാമ്പു കാണിച്ചുള്ള പേടിപ്പിക്കലാണു്. ധൈര്യമായി വരണം സാർ.” ഞാൻ പേടിച്ചു. ഉദ്ഘാടനത്തിനു പോകേണ്ടതില്ല എന്നു് തീരുമാനിക്കുകയും ചെയ്തു. അടുത്ത ദിവസം കാലത്തു് എവിടെയോ പോയി എന്നറിയിച്ചേക്കണം. മീറ്റിങ്ങിനു പോയാൽ ബോംബ് എറിയും. താൻ മരിച്ചു പോകുകയും ചെയ്യും. പത്തു മണിക്കു് ആ രണ്ടാധ്യാപകർ എന്റെ വീട്ടിലെത്തി. “ഇവിടെയില്ല. എവിടെയോ കാലത്തു പോയി” എന്നു സഹധർമ്മിണി പറഞ്ഞു. നമ്മുടെ വീട്ടിലെ സ്ത്രീകൾക്കു കള്ളം പറയാൻ അറിഞ്ഞുകൂടാ. സഹധർമ്മിണി കള്ളം പറഞ്ഞപ്പോൾ ഞാൻ അകത്തെ മുറിയിലിരിക്കുന്നുവെന്നു് അധ്യാപകർക്കു തോന്നിയിരിക്കും. അവർ ഉടനെ അറിയിച്ചു: “ഞങ്ങൾ വന്നതു് സാറിനെ മീറ്റിങ്ങിനു കൊണ്ടുപോകാനല്ല. മലയാളസമാജത്തിന്റെ ഉദ്ഘാടനം വേറൊരു ദിവസത്തേക്കു മാറ്റിവച്ചു. ബോംബ് എറിഞ്ഞു് സാറിനെ കൊല്ലുമെന്നു പറഞ്ഞതും മറ്റും സാറിന്റെ ശിഷ്യനായ ഒരധ്യാപകൻ തന്നെയാണു്. അതറിയിക്കാനാണു് ഞങ്ങൾ വന്നതു്. സാറ് വീട്ടിൽ നിന്നു് ഒരിടത്തും പോയിട്ടില്ലെന്നും ഞങ്ങൾക്കറിയാം.” അവർ മര്യാദയോടുകൂടി ഇത്രയും പറഞ്ഞിട്ടു് പോയി. ഭീകരന്മാർക്കു രാഷ്ട്രവ്യവഹാരസ്സംബന്ധിച്ച ലക്ഷ്യമെങ്കിലുമുണ്ടു്. സംസ്കാരത്തെ വികസിപ്പിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ ഭീകരന്മാരെക്കാൾ കെട്ട നിലയിൽ പ്രവർത്തിക്കുന്നു. സാഹിത്യവിമർശനം നടത്തിയാൽ ബോംബ് എറിയുമെന്നു വരെ ആയിട്ടുണ്ടു്. ഈശ്വരൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും കർമ്മസിദ്ധാന്തം ശരിയാണു്. അതിനാൽ ഇതു ചെയ്ത ആളിനു പ്രകൃതി, ശിക്ഷ നല്കാതിരിക്കില്ല. അതു വൈകുമെന്നേയുള്ളൂ. മന്ദഗതി പ്രകൃതിയുടെ സവിശേഷതയാണു്. പൂമൊട്ടു വിരിയാൻ ഇരുപത്തിനാലു മണിക്കൂറെങ്കിലും വേണം. വിത്തു് കുഴിച്ചിട്ടാൽ അടുത്ത ദിവസം അതു് വലിയ വൃക്ഷമായി പ്രത്യക്ഷപ്പെടില്ല. വർഷങ്ങൾ കൊണ്ടേ ആ വിത്തു് വന്മരമായി മാറൂ. കൊലപാതകം ചെയ്താൽ കൊലപാതകിക്കു് പ്രകൃതി ഉടനെ ശിക്ഷ നൽകില്ല. God sees the truth, but he waits എന്നതു പ്രത്യക്ഷരം ശരിയാണു്. ഭൂട്ടോയെ കൊന്ന സിയാ ഉൾ ഹക്കിനു് പിറ്റേ ദിവസം ശിക്ഷ കിട്ടിയില്ല. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ശിക്ഷ കിട്ടി. അതുകൊണ്ടു് ആരും ആരെയും ദ്രോഹിക്കരുതു്. ശകാരിക്കുക പോലും അരുതു്. ഈശ്വരൻ സത്യം കാണുന്നു. പക്ഷേ, അദ്ദേഹം കാത്തിരിക്കുന്നു എന്നതു് ഓരോ വ്യക്തിയും ഓർമ്മിക്കണം. 5. രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപു് ഈ കോളത്തിൽ ചൈനയിലെ Mo Yan എന്ന നോവലിസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകൃഷ്ടരചനയായ Red Sorghum-നെ ക്കുറിച്ചും ഞാൻ എഴുതിയിരുന്നു. ഈ നോവൽ എവോർഡുകൾ നേടും എന്നു് ഞാനെഴുതി എന്നാണു് ഓർമ്മ പറയുന്നതു്. ഡിസംബർ 24-ആം തീയതിയിലുള്ള റ്റെം വാരികയിൽ ഈ നോവലിസ്റ്റും അദ്ദേഹത്തിന്റെ ആരാധകരും നോബൽ സമ്മാനം കൊതിക്കുന്നവരാണെന്നു് സൂചിപ്പിക്കുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘He is viewed as a potential Nobel laureate in the eyes of both the cadres in Beijing and authors like Kenzaro Oe.’ (കെൻസാറോ ഓയേക്കു് സാഹിത്യരചനയായ നോബൽ സമ്മാനം കിട്ടിയെന്നു് വായനക്കാർ ഓർമ്മിക്കുമല്ലോ മോ യാന്റെ ഒരു ചെറുകഥാസമാഹാരത്തിന്റെ നിരൂപണമാണു് റ്റെം വാരികയിലെ പ്രബന്ധം. അതിനെക്കൂറിച്ചു് അത്ര നല്ല അഭിപ്രായമില്ല റെവ്യൂ എഴുതിയ ആളിനു്. ‘But compared with the intense, orgiastic prose of ‘Red Sorghum’, these stories feel flat എന്നാണു് റെവ്യൂവിലെ നിരീക്ഷണം. Mo’s work rings with refreshing authentically എന്നു് റ്റെമിലെ ലേഖനമെഴുതിയ Annie Wang സമ്മതിക്കുന്നെങ്കിലും അദ്ദേഹത്തിനു സ്വീഡിഷ് ബഹുമതി കിട്ടുമോ എന്നു അവർക്കു സംശയം. മോ യാനിന്റെ മാസ്റ്റർപീസിനെക്കുറിച്ചു് ഞാൻ എന്തെഴുതി എന്നു് ഓർമ്മയില്ല. പുസ്തകം നഷ്ടപ്പെട്ടതുകൊണ്ടു് അതു വീണ്ടും നോക്കാൻ വയ്യതാനും. എങ്കിലും ഈ നോവലിസ്റ്റ് പസ്ത്യർനക്കിനെപ്പോലെ വ്യക്തിവാദത്തിൽ (individualism) വിശ്വസിക്കുന്ന ആളാണെന്നു സംശയലേശം കൂടാതെ പറയാം. നോവലിലെ പ്രധാന കഥാപാത്രം ‘ഞാൻ സൗന്ദര്യത്തെ സ്നേഹിക്കുന്നു. എന്റെ ശരീരം എന്റേതു മാത്രം’ എന്നു പറയുന്നതായി ഓർമ്മയുണ്ടെനിക്കു്. അതു വ്യക്തിവാദത്തെ നീതിമത്കരിക്കുന്ന പ്രസ്താവമാണല്ലോ. 6. നൈജീരിയൻ സാഹിത്യകാരനാണു് ബെൻ ഓക്രീ (Ben Okri, b. 1959) നൈജീരിയയ്ക്കു വേണ്ടിയും ലോകത്തിനാകെ വേണ്ടിയും സാഹിത്യനിർമ്മിതിയിൽ ഏർപ്പെട്ടിരിക്കുന്ന മഹാനാണു് ഓക്രീ. അദ്ദേഹത്തിന്റെ മഹനീയമായ കാവ്യമാണു് ‘Mental Flight’. മനുഷ്യൻ വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നു് അദ്ദേഹം സമ്മതിക്കുന്നു. നമ്മൾ ശൂന്യാകാശത്തു് സഞ്ചരിച്ചു് ജനവാസമില്ലാത്ത ഗ്രഹങ്ങളുടെ ഏകാകികതയെ നിരീക്ഷണം ചെയ്തിരിക്കുന്നു. സുശക്തങ്ങളായ മതേതര ഘടനകൾ നിർമ്മിച്ചു കഴിഞ്ഞു. മതപരങ്ങളായ ഘടനകളെയും. ഭീതിദങ്ങളായ രോഗങ്ങളെ ചികിത്സിച്ചു മാറ്റാൻ ഇന്നു നമുക്കു കഴിയും. മാനസിക ഭ്രംശങ്ങളിലേക്കു് നമ്മൾ പ്രകാശം പ്രസരിപ്പിച്ചു. ഭീതിതമായ അണുശക്തിയെ നമ്മൾ വേർപെടുത്തിയിരിക്കുന്നു. പക്ഷേ, മലിനീകരണങ്ങൾകൊണ്ടു് ഭൂമിയുടെ ദുർബലമായ സമനില വക്രമായി തീർന്നിരിക്കുന്നു ഇപ്പോൾ. ശരണാർത്ഥി ക്യാമ്പുകളിൽ മനുഷ്യരാശി മരിക്കുന്നു. യഹൂദർക്കു വേണ്ടിയുള്ള നഗരഭാഗങ്ങളിൽ അതിനു് (മനുഷ്യരാശിക്കു്) ഭ്രാന്തു് പിടിക്കുന്നു. അധമങ്ങളായ സർക്കാരുകൾ അതിനെ ക്രൂരസ്വഭാവമൂള്ളതാക്കുന്നു. വിഷസദൃശ്യങ്ങളായ യുദ്ധങ്ങളിൽ മനുഷ്യർ ചത്തൊടുങ്ങുന്നു. ഈ കാവ്യം വായിക്കുക. നമ്മുടെ അകക്കണ്ണു തുറപ്പിക്കാൻ ഇതിനു ശക്തിയുണ്ടു്. ബെൻ ഓക്രീ നല്ല നോവലിസ്റ്റ് എന്ന പോലെ നല്ല കവിയുമാണു് എന്നു നമ്മൾ പറയും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. മെയ് 19 നാണ് വോെട്ടണ്ണല്‍. തെരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പിനായി 2361 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 1566 ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. 2361 പ്രിസൈഡിങ് ഓഫീസര്‍മാരും 8641 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 11,002 പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുതിന് റിസര്‍വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇത് കൂടാതെ 235 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിനായി 2361 വീതം കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ് മെഷീനുകളുമുണ്ട്. വന്‍ സുരക്ഷാ സാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ഒന്‍പത് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 5000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആറ് പൊതു നിരീക്ഷകരും ഒരു ക്രമസമാധാന നിരീക്ഷകനും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 131 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല മഞ്ചേരി: ഒമ്പതുവയസ്സുള്ള ബാലികയെ സൂപ്പര്‍മാര്‍ക്കറ്റിനകത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പന്തല്ലൂര്‍ മുടിക്കോട് കുന്നത്തു വീട്ടില്‍ മുഹമ്മദ് റാഫി അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍ സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ മലപ്പുറത്ത് കുടുംബശ്രീ ഭക്ഷ്യ വിപണന മേള ‘ഉമ്മാന്റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് പരപ്പനങ്ങാടി: അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി – 2021-22 പ്രവേശന പരീക്ഷയില്‍ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി. പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ശ്രീനഗർ: ജമ്മു കശ്മീരിലെ (Jammu and Kashmir) ശ്രീനഗറിൽ (Srinagar) പൊലീസുകാരനെ ഭീകരർ (terrorist) വെടിവച്ചു കൊന്നു. 29 വയസുള്ള തൗഫീഖാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബട്ടമാലു മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടി അപലപിച്ചു. ഇന്നലെയും ശ്രീനഗറില്‍ സുരക്ഷ സേനക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായിരുന്നു. ബെമീനയിലെ എസ്‍കെഐഎംഎസ് ആശുപത്രിക്ക് സമീപമുണ്ടായിരുന്ന സുരക്ഷ സേനക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. വലിയ ആക്രമണം ഉണ്ടായില്ലെന്നും സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെട്ടതായും ശ്രീനഗർ പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ പൂഞ്ചില്‍ സൈനീകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മലയാളി അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചത്. ഇതോടൊപ്പം സാധാരണക്കാരെ ലക്ഷ്യമിട്ട് നഗരപ്രദേശങ്ങളിലും ഭീകരര്‍ ആക്രമണം നടത്തുന്നുണ്ട്. ഒക്ടോബർ മാസം മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. Farm laws കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം Gautam Gambhir ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി പൊലീസ് Covid വിദേശത്ത് നിന്ന് കർണാടകയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി; 10ദിവസം നിർബന്ധിത ക്വാറന്റൈൻ omicron കര്‍ശന നിരീക്ഷണവുമായി കര്‍ണാടകം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍ Adoption ദത്ത് നല്‍കിയെ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാമെന്ന് കോടതി Gulf News 500 കിലോ മയക്കുമരുന്നുമായി ഒമാനില്‍ രണ്ട് വിദേശികള്‍ പിടിയില്‍ Farm laws കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം ആനയും കാട്ടുപോത്തും വിലസുന്ന കൊടുംകാട്ടിലെ വണ്ടിയെത്താത്ത ഊരുകളില്‍ 3 മാസം കൊണ്ട് 497 ശുചിമുറികള്‍ നിര്‍മ്മിച്ച സ്ത്രീ, അവരുടെ അനുഭവങ്ങള്‍ ‘ഓഫിസ് ജോലിക്ക് പോയിരുന്നെങ്കില്‍ ജീവിതം വഴിമുട്ടിയേനെ’: ശരീരസൗന്ദര്യ റാണി ആയി മാറിയ മലയോരപ്പെണ്‍കൊടി പറയുന്നു ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍ ഐ‌പി‌എൽ ചരിത്രത്തിലെ ഇന്ത്യൻ കളിക്കാർ ഏറ്റവും വേഗതയേറിയ 100 കളിൽ രണ്ടാം സ്ഥാനത്താണ് മായങ്ക് അഗർവാൾ Puthen Vartha Home » Top News » ഐ‌പി‌എൽ ചരിത്രത്തിലെ ഇന്ത്യൻ കളിക്കാർ ഏറ്റവും വേഗതയേറിയ 100 കളിൽ രണ്ടാം സ്ഥാനത്താണ് മായങ്ക് അഗർവാൾ ഐ‌പി‌എൽ ചരിത്രത്തിലെ ഇന്ത്യൻ കളിക്കാർ ഏറ്റവും വേഗതയേറിയ 100 കളിൽ രണ്ടാം സ്ഥാനത്താണ് മായങ്ക് അഗർവാൾ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2020 ലെ ഒമ്പതാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ഓപ്പണർ മയങ്ക് അഗർവാൾ ഞായറാഴ്ച ഷാർജയിൽ വെച്ച് തന്റെ ആദ്യ ഐ‌പി‌എൽ സെഞ്ച്വറി നേടി. ഈ ടൂർണമെന്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാൻ റോയൽസിനെതിരെ വെറും 45 പന്തിൽ മായങ്ക് സെഞ്ച്വറി നേടി. 2010 ൽ മുംബൈ ഇന്ത്യൻസിനെതിരെ 37 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ യൂസഫ് പത്താൻ മാത്രമാണ് മയങ്കിന് മുകളിൽ. ഐ‌പി‌എല്ലിൽ ഇന്ത്യൻ കളിക്കാർ നേടിയ ഏറ്റവും വേഗമേറിയ സെഞ്ച്വറി: 1. 2010 ൽ മുംബൈയിൽ നടന്ന മത്സരത്തിൽ യൂസുഫ് പത്താൻ 37 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. 2. 2020 ൽ ഷാർജയിൽ രാജസ്ഥാൻ റോയൽസിനെതിരെ 45 പന്തിൽ മായങ്ക് അഗർവാൾ സെഞ്ച്വറി പൂർത്തിയാക്കി. 3. 2010 ൽ ചെന്നൈയിൽ രാജസ്ഥാൻ റോയൽസിനെതിരെ 46 പന്തിൽ മുരളി വിജയ് സെഞ്ച്വറി പൂർത്തിയാക്കി. 4. 2016 ൽ ബെംഗളൂരുവിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ 47 പന്തിൽ വിരാട് കോഹ്‌ലി സെഞ്ച്വറി പൂർത്തിയാക്കി. 5. 2011 ൽ ഹൈദരാബാദിൽ ഡെക്കാൻ ചാർജേഴ്സിനെതിരെ വീരേന്ദർ സെവാഗ് 48 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിൽ ഞായറാഴ്ച ഷാർദയിൽ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് രണ്ട് റൺസ് നേടി. 223 റൺസ് വിക്കറ്റിൽ നേടി. കിംഗ്സ് ഇലവൻ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ കർണാടകയിലെ ഈ രണ്ട് ബാറ്റ്സ്മാൻമാരും ആധിപത്യം സ്ഥാപിച്ചു. തുടക്കം മുതൽ വലിയ ഷോട്ടുകൾ കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അഗർവാൾ. 50 പന്തിൽ നിന്ന് 106 റൺസ് നേടിയ പത്ത് ഫോറുകളും ഏഴ് സിക്സറുകളും. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ രാഹുൽ 69 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും നേടി. എട്ട് പന്തിൽ 25 റൺസുമായി നിക്കോളാസ് പൂരൻ പുറത്താകാതെ നിന്നു. ഷാർജയുടെ പിച്ച് തുടക്കം മുതൽ തന്നെ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായി കണക്കാക്കുകയും അഗർവാളും രാഹുലും അത് പൂർണ്ണമായി പ്രയോജനപ്പെടുത്തുകയും ഐ‌പി‌എല്ലിലെ ആദ്യ വിക്കറ്റിൽ മൂന്നാമത്തെ വലിയ പങ്കാളിത്തം കളിക്കുകയും ചെയ്തു. പവർപ്ലേയിൽ ഇരുവരും 60 റൺസ് ചേർത്തു. പവർപ്ലേയുടെ ആദ്യ ഓവറിൽ മൂന്ന് റൺസും അവസാന ഓവറിൽ ജോഫ്ര ആർച്ചറും രണ്ട് റൺസ് മാത്രം വിട്ടുകൊടുത്തത് അപ്പോഴാണ്. അതേസമയം, അഗർവാൾ അങ്കിത് രജപുത്, ഉനദ്കട്ട് എന്നിവരുടെ പന്തിൽ സിക്സറുകൾ അടിച്ചപ്പോൾ നാലാം ഓവറിൽ പന്ത് കൈവശം വച്ച ആർച്ചറിനെ തുടർച്ചയായി മൂന്ന് ഫോറുകളുമായി രാഹുൽ സ്വാഗതം ചെയ്തു. രജപുത് രണ്ടാം ഓവറിൽ 17 റൺസും നേടി. Siehe auch പുള്ളി: കേരളത്തിൽ പുഷ്പയുടെ ഷെഡ്യൂൾ പൊതിഞ്ഞ് അല്ലു അർജുൻ ഹൈദരാബാദിലേക്ക് മടങ്ങുന്നു തെലുങ്ക് സിനിമാ വാർത്ത ഐ‌പി‌എൽ 2020: സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കനത്ത ഇന്നിംഗ്‌സിൽ കെ‌കെ‌ആറിന്റെ ഷുബ്മാൻ ഗിൽ പറഞ്ഞത് ദില്ലി തലസ്ഥാനത്തിനെതിരെ കളിച്ച 89 ഇന്നിംഗ്സുകൾ അഗർവാൾ റീപ്ലേ ചെയ്യുകയായിരുന്നു. ലെഗ് സ്പിന്നർ രാഹുൽ ടോട്ടിയയുടെ ആദ്യ ഓവറിൽ അദ്ദേഹത്തിന്റെ രണ്ട് സിക്സറുകളും ദൃശ്യമായിരുന്നു. രണ്ടാം പന്ത് സ്പിന്നർ ശ്രേയസ് ഗോപാലിനെ ഒരു സിക്‌സറിൽ തട്ടി 26 പന്തിൽ നിന്ന് 50 റൺസ് പൂർത്തിയാക്കി. എന്നിരുന്നാലും, വെറും 19 പന്തിൽ നിന്ന് അടുത്ത 50 റൺസ് നേടിയ അഗർവാൾ 45 പന്തിൽ നിന്ന് ഒരു സെഞ്ച്വറി പൂർത്തിയാക്കി. അഗർവാളിനെ ഐപിഎൽ തന്റെ ആദ്യ സെഞ്ച്വറി ശേഷം റണ്ണെടുത്ത ഓഫ് ടോം ചുര്രന് പിടിച്ചു. ഐ‌പി‌എല്ലിൽ പാക് ക്രിക്കറ്റ് കളിക്കാത്തതിനാൽ ഷാഹിദ് അഫ്രീദിയുടെ വേദന ഇങ്ങനെയാണ് രജപുത്രന്റെ അടുത്ത ഓവറിൽ രാഹുൽ പവലിയനിലേക്ക് മടങ്ങി. കഴിഞ്ഞ മത്സരത്തിൽ പുറത്താകാതെ 132 റൺസ് നേടിയ രാഹുൽ തന്റെ മുൻ ഇന്നിംഗ്സിനെപ്പോലെ നിഷ്പ്രയാസം കാണുന്നില്ലെങ്കിലും അഗർവാളിനെ നന്നായി പിന്തുണക്കുകയും 35 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അവസാന ഓവറിൽ ലോംഗ് ഷോട്ടുകൾ കളിക്കാനുള്ള തന്റെ കഴിവിന്റെ മികച്ച ഉദാഹരണമാണ് പുരാൻ അവതരിപ്പിച്ചത്. നാല് ഓവറിൽ 46 റൺസ് വിട്ടുകൊടുത്ത ആർച്ചറിനെ തന്റെ ട്രങ്കിന്റെ രണ്ട് സിക്സറുകൾ അടിച്ചു. ഗ്ലെൻ മാക്‌സ്‌വെൽ 13 റൺസിൽ പുറത്താകാതെ നിന്നു. “സോഷ്യൽ മീഡിയ ഗീക്ക്. അഭിമാനകരമായ ബിയർ വിദഗ്ദ്ധൻ, കോഫി ആരാധകൻ, സംരംഭകൻ, അന്തർമുഖൻ, വായനക്കാരൻ, പോപ്പ് കൾച്ചർ മതഭ്രാന്തൻ, വിദ്യാർത്ഥി.” നല്ല ആരോഗ്യത്തിന് വിറ്റാമിൻ ബി 12 വിറ്റാമിൻ ഡി, സി ഉറവിടങ്ങൾ ഐപി‌എൽ 2020 ഓറഞ്ച് ക്യാപ് ഹോൾഡർ കെ‌എൽ രാഹുൽ, മയങ്ക് അഗർവാൾ എന്നിവരാണ് കൂടുതൽ റൺസ് പട്ടികയിൽ ഒന്നാമത് കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 375 ക്യാപറ്റഗണ്‍ ഗുളികകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന വിവരം ദൂരെ നിന്ന് തന്നെ അറിഞ്ഞ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റംസും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,05,429 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തത്. സൗദി അറേബ്യയില്‍ വന്‍ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 16 ലക്ഷം നിരോധിത ഗുളികകള്‍ സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് വന്‍മയക്കുമരുന്ന് വേട്ട. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 16 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. തുറമുഖത്ത് കൊണ്ടുവന്ന ഒരു വാഹനത്തിന്റെ ഫ്ലോറില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സൗദിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി സൗദി അറേബ്യയിലെ ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച 87 ലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. 30,000 ലഹരി ഗുളികകളുമായി കുവൈത്തില്‍ മയക്കുമരുന്ന് ഡീലര്‍ അറസ്റ്റില്‍ 30,000 മയക്കുമരുന്ന് ഗുളികളുമായി മയക്കുമരുന്ന് ഡീലര്‍ കുവൈത്തില്‍ അറസ്റ്റില്‍. Poovar drug party പൂവാറില്‍ സംഘടിപ്പിച്ചത് 17 ലഹരി പാര്‍ട്ടികള്‍; മേല്‍നോട്ടം ലഹിച്ചത് അക്ഷയ് മോഹന്‍ Bee Sting തേനീച്ച കൂട്ടില്‍ പരുന്തിന്‍റെ പരാക്രമം; വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു Nagalamd Firing നാഗാലാൻഡ് അതീവജാഗ്രതയിൽ;സംസ്കാരത്തിൽ മുഖ്യമന്ത്രിയും പങ്കെടുക്കും;ഇന്ന് ഉന്നതതലയോഗം Arrest മുഖം മറയ്ക്കുന്ന തൊപ്പിയും ഗ്ലൌസുമണിഞ്ഞ് മോഷണം; പ്രതിയെ കുടുക്കി ചെരുപ്പിന്‍റെ അടയാളം Unnatural Death നായരമ്പലത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു. കസ്റ്റഡിയിലുള്ള യുവാവിനെ അറസ്റ്റ്ചെയ്യും കുഴിയില്‍ വീണ് നടുവൊടിഞ്ഞ് ജനം,പണിയറിയില്ലെങ്കില്‍ വീട്ടിലിരിക്കണമെന്ന് കോടതി; കാണാം നേര്‍ക്കുനേര്‍ ജയലളിതയുടെ ജീവിതം; കാണാം വല്ലാത്തൊരു കഥ Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം. ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു അറിയിച്ചു. കടുത്ത പനി, തലവേദന, പേശി വേദന, വിറയല്‍ എന്നിവയും കണ്ണിനു ചുവപ്പ്, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടണം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ സൗജന്യചികിത്സ ലഭിക്കും. കൃഷിയിടങ്ങളിലും മലിനജലത്തിലും ജോലി ചെയ്യുന്നവര്‍ കാലുറ, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മലിന ജലത്തില്‍ മുഖം കഴുകുകയോ, കുളിക്കുകയോ ചെയ്യരുത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഭക്ഷണത്തിനുശേഷം കഴിക്കണം. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. എലി പെരുകുന്നത് ഒഴിവാക്കാന്‍ ഭക്ഷണസാധനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലും ചപ്പുചവറുകള്‍ കുന്നുകൂടാതിരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധവയ്ക്കണം. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങി കളിക്കാതിരിക്കുവാനും ഇറങ്ങി മീന്‍ പിടിക്കാതിരിക്കുവാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശംവച്ചിരിക്കുന്നവര്‍ സറണ്ടര്‍ ചെയ്യണം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവര്‍ ഈ മാസം 30നു മുന്‍പു കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസര്‍. റേഷന്‍ കടകള്‍ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടര്‍ ചെയ്യാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍നിന്നു വിരമിച്ച് 5000 രൂപയില്‍ താഴെ പെന്‍ഷന്‍ വാങ്ങുന്നവരും 10000 രൂപ വരെയുള്ള സ്വാതന്ത്ര്യ സമര പെന്‍ഷന്‍ വാങ്ങുന്നവരും ഒഴികെയുള്ള സര്‍വീസ് പെന്‍ഷന്‍കാര്‍, ടാക്സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍, സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവരാണ് പ്രധാനമായി ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നതെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു. വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം നിയമസഭാ തെരഞ്ഞെടുപ്പ്; ചെലവു കണക്കുകള്‍ സമര്‍പ്പിക്കണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ ചെലവു കണക്കുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജൂണ്‍ 30നു മുന്‍പ് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ക്കു നല്‍കണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഉയര്‍ന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനച്ചടങ്ങിനിടെ നടി നൂറിൻ ഷെരീഫിന് നേരെ കയ്യേറ്റം; താരത്തിന്റെ മൂക്കിനിടിയേറ്റു: വീഡിയോ ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം നൂറിന്‍ ഷെരീഫിനു നേരെ കയ്യേറ്റ ശ്രമം മഞ്ചേരിയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാഡ് (1813-1855) നന്മയുള്ള മനുഷ്യന്റെ ലക്ഷണത്തെപ്പറ്റി ഇപ്രകാരം പറയുന്നു: “ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം. അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം”. യൗസേപ്പിതാവിന്റെ ജീവിതത്തെ ഈ ലക്ഷണങ്ങളിലൂടെ നോക്കിക്കാണുമ്പോൾ നന്മ നിറഞ്ഞ മനുഷ്യനായിരുന്നു ഈശോയുടെ വളർത്തു പിതാവ്. നന്മ നിറഞ്ഞ മനുഷ്യൻ ഒന്നാമതായി നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. നന്മ നിറഞ്ഞ യൗസേപ്പിതാവ് പ്രപഞ്ചം കണ്ട ഏറ്റവും വലിയ നന്മയായ മനുഷ്യവതാരം ചെയ്ത ഈശോയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കുന്നു. ആ നന്മയ്ക്കു വേണ്ടി രാത്രികൾ പകലുകൾ ആക്കുന്നു, പലായനങ്ങൾ പതിവാക്കുന്നു, നിതാന്ത ജാഗ്രത ജീവിത താളമാകുന്നു. ദൈവപുത്രന്റെ നന്മയ്ക്കു വേണ്ടി മനുഷ്യ സാധ്യമായതെല്ലാം അവൻ ചെയ്യുന്നു. അന്ത്യകാല ശാസ്ത്രം (Eschatology വിശുദ്ധ തിരുവെഴുത്തുകളുടെ… രണ്ടാമതായി ഈശോയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്നു. ഈ സഹനത്തിൽ സ്നേഹം നിരന്തരം നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്നു. അതിനാലാണ് പന്ത്രണ്ടാം വയസ്സിൽ ഈശോയെ കാണാതായപ്പോൾ മൂന്നു ദിവസത്തെ യാത്രക്കൊടുവിൽ യൗസേപ്പും മറിയവും ഈശോയ കണ്ടെത്തിയപ്പോൾ ആത്മനിർവൃതി അണയുന്നത്. യാസേപ്പിതാവിനു നസറത്തിലെ തന്റെ കുടുംബവും വലിയ നന്മയായിരുന്നു. ആ കുടുംബത്തിനു വേണ്ടി നന്മ ചെയ്തും ആ കുടുംബത്തിനു വേണ്ടി സഹനങ്ങൾ ഏറ്റെടുത്തും അവൻ മാതൃകയായി. * ഇനിപ്പറയുന്ന നിരക്കുകൾ‌ സൂചിപ്പിക്കുന്നതിന് മാത്രമുള്ളതാണ്, മാറ്റത്തിന് വിധേയവും സേവനമോ ബ്രാഞ്ചോ അനുസരിച്ച് വ്യത്യാസപ്പെടാം. ഏറ്റവും പുതിയ നിരക്കുകൾക്കായി ഞങ്ങളുടെ അടുത്തുള്ള ബ്രാഞ്ചുമായോ കസ്റ്റമർ കെയറുമായോ (44383222/44383223) ബന്ധപ്പെടുക. നിങ്ങള്‍ക്ക് എത്ര ലാഭമുണ്ടാകുമെന്ന് എളുപ്പം കണക്ക് കൂട്ടാന്‍ സഹായിക്കുന്ന ഏറ്റവും പുതിയ നിരക്കുകളാണ് ഞങ്ങളുടെ നാണയമാറ്റത്തില് ഉപയോഗിച്ചിരിക്കുന്നത് താഴെ പറയുന്ന ലളിതമായ ചില നടപടിക്രമങ്ങള്‍ പാലിക്കുക. നിങ്ങള്‍ മാറാനോ വിനിമയം ചെയ്യാനോ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. ഏത് നാണയത്തില്‍ നിന്ന് ഏത് നാണയത്തിലേക്ക് എന്ന് അടയാളപ്പെടുത്തുക/തിരഞ്ഞെടുക്കുക. ഏറ്റവും മികച്ച വിനിമയ നിരക്കില്‍ ബേങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ലോകത്ത് എവിടെ നിന്നും പണം കൈപ്പറ്റാം ഏറ്റവും മികച്ച വിലയില്‍ ഗുണമേډയുള്ള സ്വര്‍ണ്ണം വാങ്ങാനും ഞങ്ങള്‍ സഹായിക്കുന്നു. ഏറ്റവും കുറഞ്ഞ സേവന നിരക്കില്‍ പണം അയക്കാം. പണം കൈമാറ്റത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പൂര്‍ണ്ണ സുരക്ഷിതത്വം ഞങ്ങള്‍ ഉറപ്പ് നൽകുന്നു. നിങ്ങളുടെ പണവും അത് സംബന്ധിച്ച വിവരങ്ങളും ഞങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്ന ധൈര്യത്തില്‍ നിങ്ങള്‍ക്ക് പ്രഗല്‍ഭരും വിവിധ ഭാഷാജ്ഞാനികളുമായ സേവനോത്സുകരുമായ ജീവനക്കാര്‍ നിങ്ങളെ സഹായിക്കാന്‍ സദാ സന്നദ്ധരാണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഷ സംസാരിക്കുന്നു ഖത്തറിൽ മാത്രം പത്തോളം ശാഖകൾ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ബിസിനസ്സിലെ പണമിടപാടായാലും പണം കൈമാറ്റമായാലും നിങ്ങളെ സഹായിക്കാന്‍ സജ്ജം. ഞാൻ ഖത്തറിൽ എത്തിയത് മുതൽ ഗൾഫ് എക്സ്ചേഞ്ച് എനിക്ക് തന്ന സേവനങ്ങൾക് ആത്മാർത്ഥമായ നന്ദി അറിയിക്കട്ടെ. കഴിഞ്ഞ 8 വർഷമായി വളരെ നല്ല എക്സ്ചേഞ്ച് റേറ്റും ആത്മാർത്ഥമായ സേവനങ്ങളും എനിക്ക് ലഭിക്കുന്നുണ്ട്. ഭാവിയിലും ഗൾഫ് എക്സ്ചേഞ്ച് സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പണം അയക്കുവാനോ, കറൻസികൾ മാറുവാനോ ആവശ്യമുള്ളപ്പോൾ ഞാൻ GULF EXCHANGE നെ മാത്രമാണ് ആശ്രയിക്കാറുള്ളത് അവരുടെ മികച്ച നിരക്കും സേവനവുമാണ് എന്നെ ആകർഷിക്കാറുള്ളത്. കഴിഞ്ഞ 6 വർഷമായി ഖത്തറിലെ Wellcare ഫാർമസിയിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഞാൻ. സാധാരണയായി Gulf Exchange Dukhan ബ്രാഞ്ചിൽ നിന്നാണ് നാട്ടിലേക്ക് പണം അയക്കാറുള്ളത് അവിടെ ഒരു സുഖകരമായ അന്തരീക്ഷവും സ്റ്റാഫ് വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരുമാണ്. ഭാവിയിലും Gulf Exchange സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ആമുഖം ഉപയോഗക്രമങ്ങള്‍ സ്വകാര്യതാ നയങ്ങള്‍ ആവര്‍ത്തന ചോദ്യങ്ങള്‍ വെബ്സൈറ്റ് സന്ദര്‍ശനങ്ങള്‍: 50,128 ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെ പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു ഇന്ന് (ജൂൺ 15) ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം. മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടയിൽ ഈ വർഷത്തെ ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം കൂടുതൽ പ്രസക്തമാണ്. പ്രായമായവർക്ക്, അതായത് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്, കോവിഡ് മാരകമാകുന്നതിനാൽ വൈറസ് ബാധിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്. മഹാമാരി ലോകമെമ്പാടും വ്യാപിച്ചതോടെ പ്രായമായവരോട് മോശമായി പെരുമാറുന്ന രീതി ഗണ്യമായി വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. മുതിർന്നവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടനയും മറ്റ് യുഎൻ അനുബന്ധ സംഘടനകളും അടിയന്തര കർമ പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിൽ വയോജനങ്ങൾ പല വിധ ദുരുപയോഗങ്ങൾക്ക് ഇരയാകുന്നുണ്ട് എന്ന് വിദഗ്ധ‍ർ അഭിപ്രായപ്പെടുന്നു. ഇത് ശാരീരികമോ വാക്കാലുള്ളതോ ലൈംഗികമോ സാമ്പത്തികമോ കുടുംബത്തിലെ ബന്ധുക്കളുടെ ഭാഗത്തു നിന്നുള്ള അവഗണനയോ ഒക്കെയാകാം. മുതിർന്ന പൗരന്മാ‍ർ നേരിടേണ്ടി വരുന്ന ദുരുപയോഗം തടയുന്നതിന് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോ‍ർ ദ പ്രിവെൻഷൻ ഓഫ് എൽഡെ‍ർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. ‌2006 മുതൽ എല്ലാ വർഷവും ജൂൺ 15നാണ് ഈ ദിനം ആചരിക്കുന്നത്. 2011ൽ ഐക്യരാഷ്ട്രസഭയും മുതിർന്നവ‍ർക്കെതിരെയുള്ള ചൂഷണം ഇല്ലാതാക്കുന്നതിനുള്ള ബോധവത്ക്കരണ ദിനമായി ഈ ദിവസം പ്രഖ്യാപിച്ചു. ലോകത്തിൽ ഏറ്റവും കുറവ് പ്രാധാന്യം ലഭിച്ചിരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പ്രായമായവ‍ർ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾ. എന്നാൽ ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. മുതിർന്നവരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സംസാരിക്കാനും ബോധവത്ക്കണം നൽകാനും ലോകമെമ്പാടുമുള്ള ആളുകൾ ഒന്നിക്കുന്ന ദിവസമായിട്ടാണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം കണക്കാക്കുന്നത്. ഇത് ഒരു ആഗോള സാമൂഹിക പ്രശ്നമാണ്, അത് പ്രായമായവരുടെ ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ദശലക്ഷക്കണക്കിന് പ്രായമായ വയോജനങ്ങളുടെ മാനസിക നിലയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഈ വ‌ർഷത്തെ ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനത്തിന്റെ വിഷയം “നീതിയിലേക്കുള്ള പ്രവേശനം” എന്നതാണ്. ഇത് പ്രായമായവരുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റുന്നത് എത്രത്തോളം നിർണായകമാണെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. അക്രമത്തിനും ദുരുപയോഗത്തിനും അവഗണനയ്ക്കും ഇരയാകുന്ന പ്രായമായ ആളുകൾക്ക് ചിലപ്പോൾ നിയമപരമായ പരിഹാരം തേടുന്നതിന് നിരവധി തടസ്സങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ആരോഗ്യത്തിനുള്ള അവകാശം, സാമൂഹിക സുരക്ഷ, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള എല്ലാ മൗലികാവകാശങ്ങളും പൂർണ്ണമായി ആസ്വദിക്കാനുള്ള പ്രായമായവരുടെ അവകാശത്തെ 'നീതിയിലേക്കുള്ള പ്രവേശനം' എന്ന ഈ വ‍ർഷത്തെ വിഷയം എറെ സ്വാധീനിക്കുമെന്ന് കരുതാം. ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം First Dwarf to receive Driving License ഉയരം മൂന്നടി മാത്രം; ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ശിവപാൽ Mahaparinirvan Diwas 2021 ഇന്ന് ഡോ. ബി ആര്‍ അംബേദ്കറുടെ 65-ാം ചരമവാര്‍ഷികം; ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ മലദ്വാരത്തിൽ പീരങ്കി ഷെൽ തുളച്ചു കയറിയ ആൾ ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് ആശുപത്രി അധികൃതർ പാണ്ഡവരും 'വെജിറ്റേറിയൻ' അക്ഷയപാത്രവും ധൃതരാഷ്ട്രരുടെ സ്ഥലം മാറ്റവും; മഹാഭാരതത്തിന്റെ അപരിചിതമായ വായന Indian Navy Day ‌| ഇന്ത്യൻ നാവികസേനാ ദിനം: ഐഎൻഎസ് വിക്രമാദിത്യ മുതൽ വിക്രാന്ത് വരെ; ഇന്ത്യൻ നേവിയുടെ പടക്കപ്പലുകൾ Feast of Saint Francis Xavier ഗോവയിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ തിരുനാൾ: തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ Disable Friendly Study Material കാഴ്ചപരിമിതിയുള്ളവർക്കായി ഭിന്നശേഷി സൗഹൃദ പഠനസാമഗ്രികൾ തയ്യാറാക്കി കാഴ്ചയില്ലാത്ത അധ്യാപിക Women ജോലിസ്ഥലത്ത് സമയപരിധിക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പുരുഷന്മാരെക്കാൾ മിടുക്കർ സ്ത്രീകളെന്ന് പഠനം International Day of Persons with Disabilities ഇന്ന് ലോക ഭിന്നശേഷി ദിനം; ഭിന്നശേഷിക്കാരെ മാറ്റി നിർത്താതെ ചേർത്ത് പിടിക്കാം Google ഒമൈക്രോണ്‍ ആശങ്ക; ജീവനക്കാരുടെ ഓഫീസിലേക്കുള്ള മടങ്ങി വരവിന്റെ സമയപരിധി നീട്ടി ഗൂഗിള്‍ Omicron ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA Harvard university ഹാർവാർഡ് സർവകലാശാലയിലെ വൃത്താകൃതിയിലെ മുറിയിൽ കിഴക്കോട്ട് തിരിഞ്ഞ് പഠിച്ചവർക്ക് എന്ത് പറ്റി? Yashoda Movie യശോദ'യായി സാമന്ത; ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ബഹു ഭാഷ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു 'ഭിന്നം' ഈ വിജയം! സെറിബ്രൽ പാഴ്‌സിയേയും തോൽപ്പിച്ച് ഐസർ പ്രവേശന പരീക്ഷയിൽ വിജയം നേടി ആര്യ രാജ് 'മാതൃരാജ്യം ഇതറിയുന്നു, ഇതു കേള്‍ക്കുന്നു, തന്റെ പ്രിയപുത്രന്‍ ആകാശത്തിലൂടെ പറക്കുന്നത്' റഷ്യന്‍ കവി ദിമിത്രി ഷോസ്ത്‌കോവിച്ചിന്റെ ഈ വരികള്‍ റഷ്യന്‍ ആകാശത്ത് മുഴങ്ങിയിട്ട് അന്‍പതാണ്ട് പിന്നിട്ടിരിക്കുന്നു. യൂറി അലക്‌സിയോവിച്ച് ഗഗാറിന്‍ എന്ന കുറിയ മനുഷ്യന്‍ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചത് 1961 ഏപ്രില്‍ 12നായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയുടെ കുത്തക അവകാശപ്പെട്ടിരുന്ന ലോകമുതലാളിത്തത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി സോവിയറ്റ് യൂണിയന്റെ പ്രിയ പുത്രന്റെ ചരിത്രദൗത്യം. റഷ്യ ഒരുവികാരമായി നെഞ്ചിലേറ്റിയിരുന്ന ഗഗാറിന്‍ വിജയകരമായ ദൗത്യം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വേളയിലുടനീളം റഷ്യന്‍ ദേശഭക്തി ഗാനങ്ങള്‍ മൂളുകയായിരുന്നു. വോസ്റ്റോക്ക് 1 എന്ന ബഹിരാകാശപേടകത്തില്‍ ബൈക്കന്നൂരിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും നക്ഷത്രങ്ങളെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ യൂറിഗഗാറിന്റെ പ്രായം 27 വയസ് മാത്രം. രാവിലെ ഒന്‍പതു മണിക്കാരംഭിച്ച ദൗത്യം വിജയകരമായി പര്യവസാനിച്ച് ഗഗാറിന്‍ തിരിച്ചെത്തിയത് കൃത്യം ഒരു മണിക്കൂര്‍ 48 മിനിട്ടിന് ശേഷം. ഭൂലോകം കടന്നുപോയവരാരും തിരിച്ചെത്തുകയില്ല എന്ന വിശ്വാസത്തെ അതിജീവിച്ചെത്തിയ ഗഗാറിനെ സോവിയറ്റ് ജനതയോടൊപ്പം ലോകജനതയും അത്ഭുതാദരങ്ങളോടെ നോക്കി നിന്നു. കഷ്ടതകള്‍ നിറഞ്ഞ ബാല്യം നല്‍കിയ സഹനശേഷിയില്‍ നിന്നുമാണ് ഗഗാറിന്‍ സാഹസികതയെ നെഞ്ചിലേറ്റിയത്. ജര്‍മന്‍ അധിനിവേശ കാലത്തായിരുന്നു ഗഗാറിന്റെ ബാല്യം. ബോംബാക്രമണത്തില്‍ വീടു തകര്‍ന്നശേഷം മണ്ണു കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക അറയിലായിരുന്നു ഗഗാറിന്റെയും കുടുംബത്തിന്റെയും താമസം. ഗഗാറിന്റെ രണ്ട് സഹോദരിമാരെ നാസിപ്പട അടിമപ്പണിയ്ക്കായി പിടിച്ചു കൊണ്ടുപോയി. ഒരു സാധാരണ മരപ്പണിക്കാരന്റെ മകനായി പിറന്ന ഗഗാറിന്‍ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും വൈമാനിക മോഹം ചിറകിലേറ്റിയിരുന്നു. സെറോടോവിലെ ടെക്‌നിക്കല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കേ 17ാം വയസിലാണ് ഗഗാറിന്‍ ആദ്യമായി വിമാനം പറത്തുന്നത്. സ്‌കൂളിനോട് അനുബന്ധിച്ചുളള എയ്‌റോ ക്‌ളബ് വഴിയായിരുന്നു ഇതിനവസരം ലഭിച്ചത്. തുടര്‍ന്ന് മിലിട്ടറി അക്കാദമിയിലെത്തിയ ഗഗാറിന്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍ നിപുണനായി. കുട്ടിക്കാലത്ത് പാടത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ വെടിയുണ്ടകളേറ്റു തുളവീണ യുദ്ധവിമാനം ഇടിച്ചിറങ്ങിയതും അതില്‍ നിന്നും പുറത്തേയ്ക്ക് വന്ന ധീരരായ സോവിയറ്റ് സൈനികരുമാണ് തനിയ്ക്ക് എന്നും പ്രചോദനമായതെന്ന് ഗഗാറിന്‍ എന്നും പറയാറുണ്ടായിരുന്നു. സ്‌കൂളിലെ സയന്‍സ് അധ്യാപകനില്‍ നിന്നുമാണ് ബഹിരാകാശ യാത്രയെക്കുറിച്ചും റഷ്യയുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ചും ഗഗാറിന് വിവരം ലഭിക്കുന്നത്. റഷ്യന്‍ റോക്കറ്റ് സാങ്കേതികതയുടെ പിതാവെന്ന് അറിയപ്പെടുന്ന കോണ്‍സ്റ്റാന്റിന്‍ സിയോള്‍സ്‌കിയുടെ പുസ്തകങ്ങളും ഗഗാറിന് ഏറെ പ്രചോദനമായി. അക്കാലത്താണ് സ്ഫുട്‌നിക് വിജയകരമായി വിക്ഷേപിക്കപ്പെടുന്നത്. താമസിയാതെ തന്നെ ബഹിരാകാശത്തേയ്ക്ക് മനുഷ്യനേയും അയയ്ക്കുമെന്ന് സോവിയറ്റ് പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ വാക്കുകള്‍ പുറത്തുവരുന്നത് ഇക്കാലത്താണ്. സ്‌കൂള്‍ ക്‌ളാസുമുതല്‍ ഒപ്പം കൂട്ടിയ തന്റെ പ്രിയതമയായ വാലന്റീന ഇവ്‌നോവയോട് അത് താന്‍ തന്നെയാകുമെന്ന് ദൃഢനിശ്ചയത്തോടെ അന്ന് തന്നെ ഗഗാറിന്‍ പറഞ്ഞിരുന്നു. വ്യോമസേനയില്‍ മികച്ച പരിശീലനം നേടിയ ഗഗാറിന്‍ ഉള്‍പ്പെടെയുളള 20 പേരെയാണ് കോസ്‌മോനട്ട് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. കഠിനമായ പരിശീലനമുറകള്‍ക്ക് ശേഷം 12 പേരാണ് സന്നദ്ധരായി വീണ്ടും അവശേഷിച്ചത്. ഇതില്‍ മികച്ച ആറുപേരെയാണ് തീവ്രപരിശീലനത്തിന് വിധേയരാക്കിയത്. ഒടുവില്‍ ഗഗാറിന് നറുക്കു വീഴുകയായിരുന്നു. രണ്ടരമീറ്റര്‍ മാത്രം വ്യാസമുളളതും ഗോളാകൃതിയിലുളളതുമായ പേടകമായിരുന്നു വോസ്‌തോക്ക്. നാല്‍പ്പതു മീറ്ററോളം ഉയരമുളളതും 280 ടണ്ണിലധികം ഭാരമുളളതുമായ ഒരു എസ് എല്‍-3 റോക്കറ്റിനു മുകളിലായിരുന്നു ഇത് സജ്ജീകരിച്ചിരുന്നത്. താപരോധനസംവിധാനങ്ങളും ലോഹ ഉപകരണങ്ങളുമടക്കം ഭാരം അഞ്ചു ടണ്ണില്‍ താഴെയായിരുന്നു പൊട്ടാനൊരുങ്ങി നില്‍ക്കുന്ന ഒരു ബോംബിനു മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗഗാറിന്‍' എന്നായിരുന്നു ഒരു സഹവൈമാനികന്‍ ഗഗാറിന്റെ യാത്രയെക്കുറിച്ച് അന്ന് പ്രതികരിച്ചത്. എന്നാല്‍ സുസജ്ജമായ രീതിയിലുളള പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് സോവിയറ്റ് യൂണിയന്‍ ഗഗാറിന്റെ യാത്രയ്ക്ക് വഴിയൊരുക്കിയത്. ഗഗാറിന്റെ യാത്രയ്ക്കു രണ്ടാഴ്ച മുന്‍പ് ഗഗാറിന്റെ ഡമ്മിയെയും ഒരു നായ്ക്കുട്ടിയേയും സമാനമായ റോക്കറ്റില്‍ ബഹിരാകാശത്തേയ്ക്ക് അയച്ചത് വിജയകരമായി തിരിച്ചെത്തിയിരുന്നു. യാത്രയില്‍ ഏതെങ്കിലും തരത്തിലുളള ഭീതി അനുഭവപ്പെടുകയാണെങ്കില്‍ റഷ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി അടിയന്തിരമായി ബന്ധപ്പെടാനുളള രഹസ്യകോഡ് സീല്‍ ചെയ്ത് ഗഗാറിന് നല്‍കിയിരുന്നു. 135 എന്ന കോഡ് ഗഗാറിന് തുറന്നു നോക്കേണ്ടി വന്നില്ല. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ടും ഗഗാറിന്റെ യാത്രയെ അംഗീകരിക്കാന്‍ തയ്യാറാകാതെ അമേരിക്കയും സാമ്രാജ്യത്വശക്തികളും തടസ്സവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. പേടകം നിലത്തെത്തും മുന്‍പ് പാരച്യൂട്ട് വഴി താഴെയിറങ്ങിയ വൈമാനികനെ അംഗീകരിക്കാനാകില്ലെന്ന വാദം ഉയര്‍ത്തിയായിരുന്നു ഇത്. ബഹിരാകാശത്ത് താന്‍ ദൈവത്തെയൊന്നും കണ്ടില്ല എന്ന് ഗഗാറിന്‍ പറഞ്ഞതായി വ്യാഖ്യാനിച്ച് വിശ്വാസികളെ അദ്ദേഹത്തിനെതിരെ തിരിച്ചുവിടാനും ശ്രമമുണ്ടായി. സോവിയറ്റ് യൂണിയന്‍ പ്രസിഡന്റ് ക്രൂഷ്‌ചേവിന്റെ അഭിപ്രായപ്രകടനം വളച്ചൊടിച്ച് ഗഗാറിനെതിരെ ഉപയോഗിക്കുകയായിരുന്നു. സോവിയറ്റ് സേനയുടെ കേണല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ഗഗാറിനെ അപകടകരമായ ദൗത്യങ്ങളിലേര്‍പ്പെടുന്നതില്‍ നിന്നും അധികൃതര്‍ വിലക്കിയിരുന്നെങ്കിലും 1968 മാര്‍ച്ച് 27 ന് യുദ്ധവിമാനത്തിന്റെ പരിശീലന പറക്കലിനിടെ ഗഗാറിനെ ലോകത്തിന് നഷ്ടമാകുകയായിരുന്നു. 1971 ല്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ഗഗാറിന്റെ സ്മരണാര്‍ഥം ഒരു ഫലകം സോവിയറ്റ് സര്‍ക്കാരിന് നല്‍കുകയുണ്ടായി. ചന്ദ്രനിലെ ഗര്‍ത്തത്തിന് ഗഗാറിന്റെ പേരു നല്‍കി ശാസ്ത്രലോകവും അദ്ദേഹത്തിന്റെ സ്മരണ പുതുക്കി. നക്ഷത്രയുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടിയിരുന്ന ലോകമേലാളന്‍മാര്‍ക്ക് നക്ഷത്രങ്ങളെ ചുംബിച്ച് മറുപടി നല്‍കിയ ഗഗാറിന്റെ സാഹസികതയുടെ അന്‍പതാമാണ്ടിന്റെ ആഘോഷങ്ങളിലാണ് റഷ്യയും ശാസ്ത്രലോകവും ഡി എസ് പ്രമോദ് ജനയുഗം 13 ഏപ്രില്‍ 2011 'മാതൃരാജ്യം ഇതറിയുന്നു, ഇതു കേള്‍ക്കുന്നു, തന്റെ പ്രിയപുത്രന്‍ ആകാശത്തിലൂടെ പറക്കുന്നത്' റഷ്യന്‍ കവി ദിമിത്രി ഷോസ്ത്‌കോവിച്ചിന്റെ ഈ വരികള്‍ റഷ്യന്‍ ആകാശത്ത് മുഴങ്ങിയിട്ട് അന്‍പതാണ്ട് പിന്നിട്ടിരിക്കുന്നു. യൂറി അലക്‌സിയോവിച്ച് ഗഗാറിന്‍ എന്ന കുറിയ മനുഷ്യന്‍ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന സ്വപ്നസമാനമായ നേട്ടം കൈവരിച്ചത് 1961 ഏപ്രില്‍ 12നായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയുടെ കുത്തക അവകാശപ്പെട്ടിരുന്ന ലോകമുതലാളിത്തത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി സോവിയറ്റ് യൂണിയന്റെ പ്രിയ പുത്രന്റെ ചരിത്രദൗത്യം. റഷ്യ ഒരുവികാരമായി നെഞ്ചിലേറ്റിയിരുന്ന ഗഗാറിന്‍ വിജയകരമായ ദൗത്യം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന വേളയിലുടനീളം റഷ്യന്‍ ദേശഭക്തി ഗാനങ്ങള്‍ മൂളുകയായിരുന്നു. മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. മനുഷ്യാവകാശ ലംഘനത്തിലും അമേരിക്ക തന്നെ മുന്നില്‍ ഉന്നത വിദ്യാഭ്യാസം ഇന്ത്യക്ക് മാതൃക കേരളം സിഐടിയു മെയ്ദിന മാനിഫെസ്റ്റോ: കരുത്തന്‍ പോരാട്ടമുയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിത ലക്ഷ്യം കവിയുന്നു ഉന്നത വിദ്യാഭ്യാസം യുഡിഎഫ് കാലത്തും എല്‍ഡിഎഫ് കാ പശ്ചിമ ബംഗാളില്‍ എട്ടാം വിജയത്തിന് ഇടതുമുന്നണി ഒരു കോണ്‍ഗ്രസ് ഭരണത്തിന്റെ സ്പീഡ് ഖജനാവ് കൊള്ളയടിക്കാന്‍ അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ മൗനത ജമാ-അത്തെ ഇസ്‌ലാമിയും ആര്‍ എസ് എസും ഇടതുപക്ഷ നിലപാടും ബിനാമി ഇടപാട് യു ഡി എഫിന്റെ മറ്റൊരു മുഖം ലോക്പാല്‍ ബില്‍: എല്ലാവരുമായും ചര്‍ച്ച നടത്തണം-കാര നട്ടംതിരിഞ്ഞ് യുഡിഎഫ് വിവാദങ്ങളില്‍ അഭയം തേടുന്നു കോൺ‌ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു ജപ്പാന്‍ ആണവ ദുരന്തം: ഇന്തോ അമേരിക്കന്‍ ആണവക്കരാ യുഡിഎഫിന്റെ പ്രകടന പത്രിക വെറും ചെപ്പടിവിദ്യ അപ്രസക്തമായ കാര്യങ്ങള്‍ ഉന്നയിച്ച് ഒളിച്ചോടുന്ന യു അമേരിക്ക ഇന്ത്യക്ക് വിമാനം വില്‍ക്കുന്നത് കൂടിയ വി ഇടതിന് അധികാരം നല്‍കി കേരളം പുതിയ റെക്കോഡിടും :എ ബ രണ്ടാംലോകമഹായുദ്ധകാലത്ത് പാര്‍ടി സ്വീകരിച്ച നയത്തോടുള്ള ദാമോദരന്റെ പ്രതികരണം അദ്ദേഹത്തിന്റെ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു. ഇംഗ്ളണ്ടും ഫ്രാന്‍സും ഒരുവശത്തും ജര്‍മനിയും ഇറ്റലിയും മറുവശത്തുമായി ആരംഭിച്ച യുദ്ധം സാമ്രാജ്യത്വശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധമാണെന്നായിരുന്നുവെന്നായിരുന്നു പാര്‍ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇന്ത്യ അന്ന് അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ ക്കുക എന്ന നയം സ്വീകരിക്കപ്പെട്ടു. പക്ഷെ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായി പാര്‍ടി വിലയിരുത്തി. സോവിയറ്റ് യൂണിയന്‍ പങ്കാളിയായതിലൂടെ സോഷ്യലിസ്റ് പ്രസ്ഥാനം ഭീഷണി നേരിടുന്നുവെന്നും യുദ്ധത്തിന്റെ സ്വഭാവം ജനകീയമായി രൂപാന്തരപ്പെടുമെന്നുമുള്ള നിഗമനത്തില്‍ പാര്‍ടി ശക്തിചേര്‍ന്നു. അതുകൊണ്ട്, ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തെ എതിര്‍ക്കുന്നതിനുപകരം ബ്രിട്ടനെ സഹായിക്കുകയാണ് പുരോഗമനശക്തികളുടെ കടമയെന്ന നിലപാട് പാര്‍ടി സ്വീകരിച്ചു. ഈ സമീപനത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു ദാമോദരന്‍. പാര്‍ടി എടുക്കേണ്ട നയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഫാഷിസത്തേയും ഒരുമിച്ച്, എതിര്‍ക്കുന്നതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. പക്ഷെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് ജനകീയയുദ്ധം എന്ന ആശയം സ്വീകരിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. ഈ നിലപാട് പാര്‍ടിക്ക് സംഭവിച്ച ഒരു വലിയ തെറ്റായിരുന്നു എന്ന് വിശ്വസിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇന്ത്യന്‍ ദേശീയ സമരത്തിന്റെ അന്ത്യത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ഒറ്റപ്പെട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യുദ്ധകാലത്തെടുത്ത സമീപനം. ദാമോദരന്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായക്കാരനായിരുന്നുവെങ്കില്‍ കൂടി യുദ്ധത്തിന്റെ മാറിയ സ്വഭാവത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ പാര്‍ടി നിയോഗിച്ചത് ദാമോദരനെയായിരുന്നു. പാര്‍ടിയോടുള്ള പൂര്‍ണമായ പ്രതിബദ്ധതയുള്ള ഒരു അംഗമെന്ന നിലയ്ക്ക് ഈ ദൌത്യം അദ്ദേഹം നിറവേറ്റി. അത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ ഉല്‍ക്കടമായ മാനസികപിരിമുറക്കം തല്‍ഫലമായി അദ്ദേഹം അനുഭവിക്കുകയുണ്ടായി. താന്‍ സ്വയം വിശ്വസിക്കാത്ത വാദങ്ങള്‍ ജനങ്ങളോട് പറയേണ്ടിവന്ന ദുരന്തം അനുഭവിച്ച അദ്ദേഹം ഓരോ പ്രസംഗത്തിനുശേഷവും ഉറക്കം വരാതെ രാത്രികള്‍ കഴിച്ചിട്ടുണ്ടെന്ന് പല തവണ പറയുകയുണ്ടായിട്ടുണ്ട്. പക്ഷെ ആ കാലത്ത് അദ്ദേഹത്തിന്‍ രൂഢമൂലമായിരുന്ന പ്രതിബദ്ധത വ്യക്തിയുടെ അഭിപ്രായങ്ങളെ പാര്‍ടി തീരുമാനങ്ങള്‍ക്ക് വിധേയമാക്കുക എന്ന ആശയം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചിരിക്കണം. അതുകൊണ്ടുതന്നെയാണ് പല പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് അദ്ദേഹം ജീവാവസാനം വരെ പാര്‍ടിയുടെ അംഗത്വം നിലനിര്‍ത്തിയത്. കൊച്ചിയില്‍ വച്ചുനടന്ന ഒരു പാര്‍ടി സമ്മേളനത്തില്‍ നിന്ന് ഹതാശനായി മടങ്ങിവന്ന അദ്ദേഹത്തോട് ഒരു വിദ്യാര്‍ഥി സുഹൃത്ത് താങ്കള്‍ എന്തുകൊണ്ട് പാര്‍ടി വിടുന്നില്ല എന്ന് ചോദിക്കുകയുണ്ടായി പാര്‍ടി വിടുകയോ, പാര്‍ടി എന്റെ ജീവനാണ്' എന്നായിരുന്നു ക്ഷുഭിതനായ ദാമോദരന്റെ മറുപടി. പാര്‍ടിയോടുള്ള ഈ താദാത്മ്യമാണ് പ്രതിബദ്ധതയുടെ ചാലകശക്തി. ദാമോദരന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെയും അതിന്റെ ഭാഗമായി അവശ്യം ഉണ്ടാകേണ്ട ജനാധിപത്യരീതികളെയും കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കുന്നു. ഒരു പക്ഷെ ദാമോദന്റെ ജീവിതത്തിന്റെ ഒരു പുനര്‍വായനയിലൂടെ അതിന്റെ തുടക്കം കുറിക്കാവുന്നതാണ്. ഡോ. കെ.എന്‍. പണിക്കര്‍, കടപ്പാട് :ഗ്രന്ഥാലോകം മാസിക Labels: കെ.എന്‍. പണിക്കര്‍, കെ.ദാമോദരൻ, ഗ്രന്ഥാലോകം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ. എം കെ സ്മരണ പുതുക്കുമ്പോള്‍ ഹാരിസണ്‍ മലയാളം കൈവശം വെയ്ക്കുന്ന അനധികൃത ഭൂമി സര് ഒപ്പോ കളര്‍ ഒഎസ് 12 അവതരിപ്പിച്ചു 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്ര ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ ഷാഡോഫാക്‌സ് ആദ്യ ഡെലിവറി സൂപ്പര്‍ ആപ്പ് പുറത്തിറക്കി കൊച്ചി: ഇന്ത്യയിലെ പ്രമുഖ ക്രൗഡ്‌സോഴ്‌സ്ഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ ഷാഡോഫാക്‌സ് ടെക്‌നോളജീസ് ഇന്ത്യയിലെ ആദ്യത്തെ ഡെലിവറി സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചു. ഒരു പ്ലാറ്റ്‌ഫോം വഴി ഒന്നിലധികം അവസരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ പ്രാപ്തരാക്കിക്കൊണ്ട് ഡെലിവറി പങ്കാളികളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ആപ്പിന്‍റെ പ്രാഥമിക ലക്ഷ്യം. ഒരേ പ്ലാറ്റ്ഫോമില്‍ പരമാവധി കമ്പനികളിലേക്ക് ആക്സസ് നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡെലിവറി സൂപ്പര്‍ ആപ്പാണിത്. ഡെലിവറി, ബ്ലൂ കോളര്‍ തൊഴില്‍ അവസരങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച റൈഡറുകള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്നിലധികം ആപ്പുകള്‍ സൈന്‍ ഇന്‍ ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ഇത്തരമൊരു ആശയത്തിന് വഴിതുറന്നത്. ഇത് റൈഡര്‍മാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ സമയമെടുക്കുന്നതും ഉപ-ഒപ്റ്റിമല്‍ ആയിത്തീരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും ഡെലിവറി പങ്കാളികള്‍ക്കുള്ള സൗകര്യത്തിനും സഹായിക്കുന്നതിനാണ് സൂപ്പര്‍ ആപ്പ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ, ഓരോ കമ്പനിയിലും വ്യക്തിഗതമായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ റൈഡര്‍മാര്‍ക്ക് ഒരു ആപ്പ് വഴി എല്ലാ കമ്പനികളും ആക്‌സസ് ചെയ്യാന്‍ കഴിയും. ആയിരക്കണക്കിന് റൈഡേഴ്സിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും ഈ ആപ്പ്. ദശലക്ഷക്കണക്കിന് ജീവിതങ്ങളും ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഡെലിവറി മേഖലയ്ക്കും ഇത് നിര്‍ണായകമാണ്. ഞങ്ങളുടെ മുഴുവന്‍ റൈഡ്‌ബേസിനും ധാരാളം അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ ഈ പ്ലാറ്റ്‌ഫോമിനെ ഒരു മികച്ച ലെവലറായി കാണുന്നുവെന്ന് സഹസ്ഥാപകനും സിഇഒയുമായ അഭിഷേക് ബന്‍സാല്‍ പറഞ്ഞു. ഒപ്പോ കളര്‍ ഒഎസ് 12 അവതരിപ്പിച്ചു കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഫിന്‍ജെന്‍റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരി 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ പ്രമുഖ ചൈനീസ് നിർമിത ബ്രാൻഡായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് എ 95 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. വൈകാതെതന്നെ ഇന്ത്യയിലും പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ആപ്പുകൾ ഉണ്ടാവും. കാണുന്ന ഓരോന്നും ഇൻസ്റ്റാൾ ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്‌ ഫോണുമായി ലാവ സോഷ്യൽ മീഡിയ കമ്യൂണിറ്റികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സോഷ്യൽമീഡിയ പ്രഫ ഡാറ്റാ എന്‍ജിനിയറാകാന്‍ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷന്‍ കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്കുവേണ്ടി 5 ജി അധിഷ്ഠിത ഇന്‍ഡസ്ട്രി കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭ 5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു കൊച്ചി 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുനിര ടെലികോം സേവന ഫേസ്ബുക്ക് കമ്യൂണിറ്റി മാനേജരാകാം, ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം സോഷ്യല്‍ മീഡിയയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമൂഹിക, വ്യാവസായിക മേഖലകളില്‍ വരുത്തിയിട്ടുള ഡാറ്റാ എന്‍ജിനീയറാകാൻ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷൻ പുതിയ കാലത്ത് അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് കപ്യൂട്ടിംഗ് വിശാലമാ ഐഫോണിനു പകരം കിട്ടിയത് നിർമ സോപ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വന്പൻ ഡിസ്കൗണ്ട് ഓഫർ കണ്ട് ആപ്പിൾ ഐഫോണ്‍ 12 ഓർഡർ ചെയ്തയാൾക്ക് കൊറിയറിൽ കിട്ടിയത് നിർമ അലക മൊബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. ഇതാ, ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച ജിടി നിയോ 2 എ കൽക്കരിക്ഷാമം രാജ്യത്തെ ഇരുട്ടിലാക്കുമോ, ലോഡ് ഷെഡിംഗ് വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ഒരുവശ ചിപ്പ് നിർമാണം താളംതെറ്റുമോ? ചൈനപ്പേടിയിൽ ടെക് ലോകം അതിർത്തിയിൽ ചൈന സമ്മർദ്ദം തുടരുന്നതിനിടെ അവരിൽനിന്ന് മറ്റൊരു ഭീഷണികൂടി എത്തുന്നു. സംഗതി ക ഒപ്പോ കളര്‍ ഒഎസ് 12 അവതരിപ്പിച്ചു കൊച്ചി: ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഫിന്‍ജെന്‍റ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രവര്‍ത്തനം വിപുലീകരി 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ പ്രമുഖ ചൈനീസ് നിർമിത ബ്രാൻഡായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് എ 95 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. വൈകാതെതന്നെ ഇന്ത്യയിലും പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ആപ്പുകൾ ഉണ്ടാവും. കാണുന്ന ഓരോന്നും ഇൻസ്റ്റാൾ ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്‌ ഫോണുമായി ലാവ സോഷ്യൽ മീഡിയ കമ്യൂണിറ്റികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സോഷ്യൽമീഡിയ പ്രഫ ഡാറ്റാ എന്‍ജിനിയറാകാന്‍ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷന്‍ കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്കുവേണ്ടി 5 ജി അധിഷ്ഠിത ഇന്‍ഡസ്ട്രി കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭ 5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു കൊച്ചി 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുനിര ടെലികോം സേവന ഫേസ്ബുക്ക് കമ്യൂണിറ്റി മാനേജരാകാം, ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം സോഷ്യല്‍ മീഡിയയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമൂഹിക, വ്യാവസായിക മേഖലകളില്‍ വരുത്തിയിട്ടുള ഡാറ്റാ എന്‍ജിനീയറാകാൻ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷൻ പുതിയ കാലത്ത് അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് കപ്യൂട്ടിംഗ് വിശാലമാ ഐഫോണിനു പകരം കിട്ടിയത് നിർമ സോപ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വന്പൻ ഡിസ്കൗണ്ട് ഓഫർ കണ്ട് ആപ്പിൾ ഐഫോണ്‍ 12 ഓർഡർ ചെയ്തയാൾക്ക് കൊറിയറിൽ കിട്ടിയത് നിർമ അലക മൊബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. ഇതാ, ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച ജിടി നിയോ 2 എ കൽക്കരിക്ഷാമം രാജ്യത്തെ ഇരുട്ടിലാക്കുമോ, ലോഡ് ഷെഡിംഗ് വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ഒരുവശ ചിപ്പ് നിർമാണം താളംതെറ്റുമോ? ചൈനപ്പേടിയിൽ ടെക് ലോകം അതിർത്തിയിൽ ചൈന സമ്മർദ്ദം തുടരുന്നതിനിടെ അവരിൽനിന്ന് മറ്റൊരു ഭീഷണികൂടി എത്തുന്നു. സംഗതി ക ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ.. കോവിഡ് കാലത്തിനു മുമ്പ് വരെ കുട്ടികളിൽനിന്നു പരമാവധി അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രമിച്ചി സാംസംഗ് തങ്ങളുടെ ഗാലക്സി എ52എസ് എന്ന 5ജി ഫോണ്‍ പുറത്തിറക്കിയപ്പോൾ അതിലൊരു അത്ഭുതകരമായ ഫീച താങ്ങാവുന്ന വിലയിൽ മോട്ടോയുടെ ആദ്യ ടാബ് സ്കൂളുകൾ തുറക്കാറായെങ്കിലും ഓണ്‍ലൈൻ ക്ലാസുകൾ തുടരാനാണ് സാധ്യത. കൂടുതൽ നേരം മൊബൈൽ സ്ക്രീനിൽ ആമസോണിന്‍റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ; ഹോം അസിസ്റ്റന്‍റ് റോബോട്ട് ആസ്ട്രോ കണ്ടവരാരും മറക്കാനിടയില്ലാത്ത സിനിമയാണ് സുരാജ് വെഞ്ഞാറമ്മൂട് തകർത്തഭിനയിച്ച ആൻഡ്രോയ്ഡ് ക "ഐമൊബൈല്‍ പേയി'ലൂടെ സ്പര്‍ശന രഹിത ബാങ്കിംഗ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക് കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിംഗ് ആപ്പായ "ഐമൊബൈല്‍ പേയി'ലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ തട് കൊച്ചി: ഓപ്പോ ഏറ്റവും പുതിയ മോഡൽ എ 55 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ട്രൂ 50 എംപി എഐ ട്രിപ്പിള്‍ കാമറയും 3 ഡി കര് കേള്‍ക്കാം കേള്‍ക്കാം കേട്ടുകൊണ്ടേയിരിക്കാം; ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം കേള്‍ക്കാം ആസ്വദിക്കാം അറിവുനേടാം പോഡ്കാസ്റ്റിംഗിലൂടെ  നിങ്ങള്‍ക്ക് ഒരു റേഡിയോ ഷോ ഉണ്ടെന്ന് ന ദീപാവലി മുന്നിൽകണ്ട് പ്രത്യേക പതിപ്പുകളും ഓഫറുകളുമായി ഒപ്പോ കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, ഉല്‍സവ സീസണോടനുബന്ധിച്ചു ഒപ്പോ റെനോ 6 പ്രോ 5ജി ഗോള്‍ഡ് ദീപാവലി ആറു മാസത്തിനായി പോയി, ഏഴു വർഷമായിട്ടും കറക്കം തന്നെ കറക്കം! ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, വെടിവച്ചത് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച്; ലോക്സഭയിൽ വിശദീകരണവുമായി അമിത്ഷാ താനൂരിൽ വാഹനാപകടം: ഏഴ് വയസുകാരി മരിച്ചു മദ്യപിച്ച് ക്ലാസ് മുറിയിൽ അഴിഞ്ഞാട്ടം; വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി മലപ്പുറത്ത് വ്യാപക സ്വർണ വേട്ട; ഒൻപത് പേർ അറസ്റ്റിൽ മുൻഎംഎൽഎയുടെ മകന് ആശ്രിതനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം വെടിവച്ചത് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച്; ലോക്സഭയിൽ വിശദീകരണവുമായി അമിത്ഷാ താനൂരിൽ വാഹനാപകടം: ഏഴ് വയസുകാരി മരിച്ചു മദ്യപിച്ച് ക്ലാസ് മുറിയിൽ അഴിഞ്ഞാട്ടം; വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി മലപ്പുറത്ത് വ്യാപക സ്വർണ വേട്ട; ഒൻപത് പേർ അറസ്റ്റിൽ മുൻഎംഎൽഎയുടെ മകന് ആശ്രിതനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം “പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെയുള്ള ജീവിതം. അച്ഛൻ നേവി ഉദ്യോഗസ്ഥനായിരുന്നു. കലാരംഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അവിടെനിന്നും ദൈവത്തിന്‍റെ പദ്ധതിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെ’’ സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് കൃഷ്ണകുമാർ. മിനിസ്ക്രീനിൽ അനൗണ്‍സറായി തുടങ്ങി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ കൃഷ്ണകുമാറിന്‍റേത് ഇന്നൊരു സിനിമ കുടുംബമാണ്. മകൾ അഹാന മലയാളത്തിലെ ഒന്നാം നിര നായികയാകുന്പോൾ ദിയയും ഇഷാനിയും ഹൻസികയും വിവിധ സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. നടൻ എന്നതിനൊപ്പം ഒരു ദേശീയ പാർട്ടിയുടെ കേരളത്തിലെ മുൻനിര നേതാവുകൂടിയാണ് കൃഷ്ണകുമാർ. സിനിമയും പരന്പരകളും തന്‍റെ തൊഴിലിടമാക്കുന്പോൾ പൊതുപ്രവർത്തനം സേവന കർമമണ്ഡലമായി മാറ്റുകയാണ്. എവിടെയും നിലപാടുകൾ തുറന്നു പറയാനുള്ള ആർജവവും ഈ കലാകാരനു കരുത്താകുന്നു പ്രതീക്ഷിക്കാത്ത വഴിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെയുള്ള ജീവിതം. അച്ഛൻ നേവി ഉദ്യോഗസ്ഥനായിരുന്നു. ഇതുപോലെ ഒരു കരിയറിലേക്ക് എത്തുമെന്നാണ് ഞാനും പ്രതീക്ഷിച്ചിരുന്നത്. കലാരംഗവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കോളജ് കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എന്‍റെ വീടിനടുത്താണ് അന്നു ദൂരദർശൻ ഡയറക്്ടറായിരുന്ന കുഞ്ഞികൃഷ്ണൻ സാർ താമസിക്കാനെത്തുന്നത്. അദ്ദേഹവുമായുള്ള പരിചയമാണ് എന്നെ ദൂരദർശനിൽ അനൗണ്‍സറാകുന്നത്. അവിടെനിന്നും ദൈവത്തിന്‍റെ പദ്ധതിയിലൂടെയുള്ള യാത്രയായിരുന്നു ഇതുവരെ. അഞ്ചു വർഷം ദൂരദർശനിൽ ജോലി ചെയ്തു. അവിടെനിന്നും എന്‍റെ മുന്നിലേക്ക് അവസരങ്ങൾ തുറന്നുവരികയായിരുന്നു. ദൂരദർശനിൽ അനൗണ്‍സറായിരുന്നപ്പോഴാണ് മണിശ്രീധർ, കൈലാസ് നാഥ് എന്നിവർ എന്നെ തേടിവരുന്നത്. തമിഴിലെ സീനിയർ സംവിധായകനായ കെ ബാലചന്ദറിന്‍റെ മകനാണ് കൈലാസ്. അവർ മലയാളത്തിൽ ഒരു സീരിയൽ നിർമിക്കുന്നു. നെടുമുടി വേണുവാണ്് പ്രധാന കഥാപാത്രം. ഒരു എപ്പിസോഡിലേക്കാണ് എന്നെ വിളിക്കുന്നത്. അന്നുവരെ ഞാൻ അഭിനയിച്ചിട്ടില്ല. അവർ തന്ന സീൻ അഭിനയിച്ചു കാണിച്ചപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാനൊരു പ്രൈവറ്റ് കന്പനിയിൽ ജോലി ചെയ്തിരുന്നു. ഒരു സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട സമയത്താണ് ആകസ്മികമായി സുഹൃത്ത് അനിക്കുട്ടനെ കാണുന്നത്. ജോലി നഷ്ടപ്പെട്ട കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്‍റെ ബന്ധുവും നിർമാതാവുമായി സുരേഷ് കുമാറിന്‍റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. സുരേഷ്കുമാർ ഡൽഹിയിൽ സിനിമയുടെ ആവശ്യത്തിനു പോയിരിക്കുകയാണ്. പിന്നീട് സുരേഷേട്ടൻ എന്നെ ഫോണ്‍ വിളിച്ച് ഡൽഹിയിലേക്കു വരാൻ പറഞ്ഞു. കാശ്മീരം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. അതിന്‍റെ സംവിധായകൻ രാജീവ് അഞ്ചലിനെ മുന്പുതന്നെ പരിചയമുണ്ട്. അങ്ങനെയാണ് കാശ്മീരത്തിലൂടെ നടനായി സിനിമയിലെത്തുന്നത്. ശാരദച്ചേച്ചിയുടെ മകന്‍റെ വേഷമാണ് ചെയ്യുന്നത്. ഒരു മകനെന്നപോലെ ശരിക്കും സ്നേഹവും കരുതലും അനുഭവിച്ചറിയുകയായിരുന്നു. സിന്ധുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുട്ടിയുള്ള കാലത്ത് ഞങ്ങൾ വാടക വീട്ടിലാണ് താമസം. സ്ത്രീ സീരിയൽ ഏഷ്യാനെറ്റിൽ പ്രക്ഷേപണം തുടങ്ങിയിട്ടുണ്ട്. സ്ത്രീയുടെ നിർമാതാവ് ശ്യാം സുന്ദറാണ് 10 ദിവസത്തെ ഷൂട്ടിംഗിനു വരണമെന്നു പറയുന്നത്. നടൻ സിദ്ധിഖും വിനയ പ്രസാദുമാണ് സീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ. അന്നു സിദ്ധിഖിനു പെട്ടന്നു സിനിമയിൽ തിരക്കായി. ഒപ്പം എന്‍റെ വില്ലൻ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ സീരിയലിലെ കഥാപാത്രവും വലുതായി. പിന്നീട് എന്‍റെ വില്ലൻ കഥാപാത്രവും വിനയ പ്രസാദുമായുള്ള ഫൈറ്റായി സീരിയലിന്‍റെ പ്രധാന ഘടകം. 10 ദിവസം അഭിനയിക്കാൻ പോയ ഞാൻ 180 ദിവസം അതിൽ അഭിനയിച്ചു. പിന്നീട് സിനിമയിലും അവസരങ്ങളെത്തി. തമിഴിൽ സണ്‍ ടിവിയിലെ തങ്കം എന്ന സീരിയൽ വലിയ വിജയമായിരുന്നു. അതിൽ രമ്യാ കൃഷ്ണന്‍റെ ഭർത്താവായാണ് ഞാൻ അഭിനയിച്ചത്. ജില്ലാ കളക്ടറുടെ വേഷമായിരുന്നു ഞാൻ അവതരിപ്പിച്ചത്. തമിഴ് ജനത കലാകാരൻമാരെ വളരെ സ്നേഹിക്കുന്നവരാണ്. അവിടെ എന്നെ കളക്‌ടർ എന്നായിരുന്നു ആളുകൾ വിളിച്ചത്. പിന്നീട് ദൈവത്തിരുമകൾ അടക്കം ഒരുപിടി സിനിമകളും ചെയ്തു. സിനിമയുടെ ഇടവേളകളിൽ ബിസിനസ് രംഗത്തേക്കും കടക്കുന്നത്. പ്രേക്ഷകർ നൽകിയ സ്നേഹം ബിസിനസ് രംഗത്തും എനിക്കു നേട്ടങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. കുറച്ചുനാൾ മുന്പ് ഞാൻ ഫേസ്ബുക്കിലെഴുതിയിരുന്നു, മാറുന്ന മേൽവിലാസങ്ങൾ എന്ന്. അച്ഛനമ്മമാരുടെ മേൽവിലാസത്തിൽ വളർന്നു. പിന്നീട് നടനായപ്പോൾ ഒരു മേൽവിലാസം ലഭിച്ചു. ഇപ്പോൾ എന്‍റെ മക്കളുടെ പേരു പറഞ്ഞാണ് ആളുകൾ പറയുന്നത്. അതു ശരിക്കും ഞാനിഷ്ടപ്പെടുന്നു. സ്ത്രീകളിൽനിന്നും എന്നും അനുഗ്രഹവും സ്നേഹവും ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്നെ നടനാക്കി നിലനിർത്തിയതും സ്ത്രീ എന്ന സീരിയലാണ്. അതുകൊണ്ടാണ് എന്‍റെ വീടിനും സ്ത്രീ എന്ന പേര് നൽകിയത്. സ്ത്രീകൾക്കു ഉന്നമനം നൽകുന്പോൾ ആ നാടും വളരുമെന്നതാണ് സത്യം. എന്‍റെ മകൾ എന്നതാണ് അഹാനയ്ക്കും സിനിമയിലേക്കുള്ള വിലാസമെങ്കിലും പ്രേക്ഷക ഇഷ്ടം നേടണമെങ്കിൽ, സിനിമ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ അവർ തന്നെ കഴിവ് പ്രകടമാക്കണം. ലൂക്ക എന്ന ചിത്രത്തിൽ അഹാന നന്നായി ചെയ്തെന്നു തോന്നിയിട്ടുണ്ട്. വണ്‍ എന്ന ചിത്രത്തിൽ ഇഷാനിയും നാച്വറലായി പെർഫോം ചെയ്തിട്ടുണ്ട്. ലൂക്കയിൽ അഹാനയുടെ ബാല്യം ചെയ്തത് ഹൻസികയാണ്. എന്‍റെ മക്കൾക്കു മാത്രമല്ല, ഇന്നത്തെ കുട്ടികൾക്ക് വളരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അടിയാണ് ഇനി അഹാനയുടെ റിലീസാകാനുള്ള സിനിമ. മക്കൾ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ പോലും ഞാൻ പോകാറില്ല. അവർ സ്വതന്ത്രമായി ചെയ്യട്ടെയെന്നാണ് കരുതുന്നത്. അടി നിർമിച്ചത് ദുൽഖറാണ്. അതിന്‍റെ പ്രിവ്യൂ കണ്ടതിനു ശേഷം അഹാന നന്നായി ചെയ്തിട്ടുണ്ടെന്നു മമ്മൂട്ടി എനിക്ക് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി അങ്ങനെ പറയുന്പോൾ എനിക്കും അത് മനസിനും സന്തോഷം നൽകുന്നു. ധനമുണ്ടാക്കാവുന്ന ഒരിടം കൂടിയാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ. എന്‍റെ മക്കളും അതിൽ സജീവമാണ്. അവരോടു ഞാൻ എപ്പോഴും പറയുന്നത്, നമ്മുടെ ക്രിയാത്മകത ഉപയോഗിച്ച് നൻമ പകരുന്നതാകണം പ്രവൃ ത്തികൾ. മറ്റൊരാളെ വേദനിപ്പിച്ച് വ്യൂസ് കൂട്ടി പണമുണ്ടാക്കാൻ ശ്രമിക്കരുത് നമ്മുടെ ശരി അങ്ങനെയായിരിക്കണം. ഒരു സമയത്ത് സൈബർ അക്രമണം നേരിട്ടപ്പോൾ, ഒളിച്ചിരുന്ന് എയ്യുന്ന അന്പുകളോട് പ്രതികരിക്കേണ്ടതില്ല. പ്രതികരിച്ചാലും, രസകരമായി ആരേയും നോവിക്കാതെ ചെയ്യണം എന്നാണ് ഞാൻ പറഞ്ഞത്. സമൂഹ മാധ്യമങ്ങൾ ഇരുവായ്ത്തലയുള്ള വാളാണ്. വളരെയധികം ജാഗ്രത വേണ്ട ഇടം. കുട്ടികളും മാതാപിതാക്കളും അതിൽ വളരെ ശ്രദ്ധ പുലർത്തണം. ആളുകളോട് ഇടപെടാനും തൊട്ടു സംസാരിക്കാനും ആഗ്രഹിക്കുന്ന ആളാണ്. ചുറ്റുമുള്ളവർക്കു വേണ്ടി നമുക്കു പലതും ചെയ്യാനാകും. സിനിമയിലൂടെ ആളുകളെ സ്ന്തോഷിപ്പിക്കാൻ സാധിച്ചു. സഹായം ആവശ്യമായ ഒരുപാടാളുകൾ നമ്മുടെ ചുറ്റുമുണ്ട്. അവർക്കായി എന്തു ചെയ്യാമെന്ന ചിന്തയാണ് രാഷ്്ട്രീയത്തിലേക്ക് എന്നെ എത്തിച്ചത്. അധികാരം ജനങ്ങളുടെ സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നതാണ് എന്നെ പ്രേരിപ്പിച്ചത്. അതിനായാണ് ശ്രമിക്കുന്നത്. മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്‍റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുന്പം പാടടീ ചൊല്ലി നാവേറരുതെ, കണ്ട ് കണ്ണേറരുതെ പിള്ള ദോഷം കളയാൻ മൂള് പുള്ളോ ഓളപ്പരപ്പിൽ കരിനാഗങ്ങളെപ്പോലെ ചുണ്ടൻവള്ളങ്ങൾ കുതിച്ചുവരുന്പോൾ സ്വന്തം വള്ളം ഒന്നാമതെത്താൻ കരക്കാരും ക്ലബ്ബുകാരും ആ തീൻമൂർത്തി ഭവൻ. തലസ്ഥാന നഗരിയിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരു ബ്രിട്ടീഷ് വാസ്തു വിസ്മയം. അതിലുപരി സ്വതന് ദിവസം പതിനഞ്ച് കത്തുകളെങ്കിലും നിസാമുദീന് അയക്കേണ്ടതുണ്ടാകും. ക്ഷേമാന്വേഷണങ്ങളല്ല, മറിച്ച് നാടൻവിഭവ ങ്ങളുടെ വിത റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വി മലയാള സിനിമ വീണ്ടും താരപ്രഭയിൽ സന്പന്നമാവുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ തിയ ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്, സാഹോദര്യത്തിന്‍റെ പുണ്യജന്മം ഈശോയുടെ ബ്രദർ ചാൾസ് എന്നു വിളിക്കപ്പെടുന്ന ചാൾസ് ഡി ഫുക്കോ അൾത്താര വണക്കത്തിലേക്ക്. അടുത്ത വർഷം മേയ് 15നാണ് ചാൾസ് ഡ ഒരു വീട്ടിൽ എന്തെങ്കിലും വിപത്തു സംഭവിച്ചാൽ ഓസ്ട്രേ ലിയയിൽ അവരെ ബന്ധുക്കളും മിത്രങ്ങളും സഹായിക്കുന്നത് ഒരു പ്രത്യേക ശൈലി കിളിമഞ്ജാരോ പർവതം കീഴടക്കിയ ആദ്യവനിതയോ പ്രഥമ മലയാളി വനിതയോ അല്ലങ്കിലും മിലാഷ ജോസഫ് എന്ന 29-കാരിയുടെ പർവതാ റെയ്സിന കുന്നിന്‍റെ നെറുകയിൽ തല ഉയർത്തി തലസ്ഥാന നഗരത്തെ അപ്പാടെ നോക്കി നിൽക്കുകയാണ് രാഷ്ട്രപതി ഭവൻ. ഡൽഹിയിലെ ഭരണ ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുന്പോൾ ഭാര്യ ശാന്തമ്മ മകൻ ജിതിനെ ഉദരത്തിൽ പേറുകയാണ്. ഒരിക്കലും ജ കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ സിനിമാരംഗവും ആരവങ്ങളില്ലാതെ നിശബ്ദമായ തിയറ്ററുകളും കുറുപ്പിന്‍റെ വരവോടെ വാണി ജയറാമിന്‍റെ ഗാനമേളയ്ക്കു പുല്ലാങ്കുഴൽ വായിക്കാൻ ഓർക്കസ്ട്ര സംഘത്തോടൊപ്പം ചേർന്നതാണ് ആ യുവാവ്. ഏതാനും പാട്ടുക മരണം വിരഹമാണ്. തിരിച്ചുപിടിക്കാൻ പറ്റില്ലാത്ത നഷ്ടമാണ്. ഉറ്റവരുടെ വേർപാട് തന്നിട്ടുപോകുന്ന ശൂന്യത, അതിന്‍റെ ഇരുട് ലോകത്തിന് ഇന്ത്യ നൽകിയ മാണിക്യമായിരുന്നു വിശ്വകവി രബീന്ദ്രനാഥ് ടാഗോർ. ഗാന്ധിജി "ഗുരുദേബ്’ എന്നു വിളിച്ച മഹാപ്രതിഭ. സ്വതന്ത്ര ഇന്ത്യയുടെ ഗതകാല ഗരിമ ഓരോ റിപ്പബ്ലിക് ദിനത്തിനും പ്രൗഢിയോടെ കടന്നുപോകുന്ന വീഥിയാണ് രാജ്പഥ്. തലസ്ഥാനത്തെ രാമൻ നന്പിയത്തിന്‍റെ കാൽപ്പാടുകളിൽ യേശുദാസിന്‍റെ അരങ്ങേറ്റം ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനും ആസ്വാദകർക്കും ഒറ്റപ്പാലത്തെ രാമൻ നന്പിയത്തിനെ ഒരിക്കലും വിസ്മരിക്കാനാവില്ല. യേശുദാ പേരയ്ക്കാകൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ രുചിക്കൂട്ടിൽ ഉൾപ്പെടുത്ത മലയാളത്തിൽനിന്നുള്ള നായികമാർക്ക് എന്നും വലിയ സ്വീകാര്യതയാണ് ഇതരസംസ്ഥാന സിനിമാ മേഖലകളിൽ ലഭിക്കാറുള്ളത്. സമകാലിക ത മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്‍റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുന്പം പാടടീ ചൊല്ലി നാവേറരുതെ, കണ്ട ് കണ്ണേറരുതെ പിള്ള ദോഷം കളയാൻ മൂള് പുള്ളോ ഓളപ്പരപ്പിൽ കരിനാഗങ്ങളെപ്പോലെ ചുണ്ടൻവള്ളങ്ങൾ കുതിച്ചുവരുന്പോൾ സ്വന്തം വള്ളം ഒന്നാമതെത്താൻ കരക്കാരും ക്ലബ്ബുകാരും ആ തീൻമൂർത്തി ഭവൻ. തലസ്ഥാന നഗരിയിൽ എന്നും തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരു ബ്രിട്ടീഷ് വാസ്തു വിസ്മയം. അതിലുപരി സ്വതന് ദിവസം പതിനഞ്ച് കത്തുകളെങ്കിലും നിസാമുദീന് അയക്കേണ്ടതുണ്ടാകും. ക്ഷേമാന്വേഷണങ്ങളല്ല, മറിച്ച് നാടൻവിഭവ ങ്ങളുടെ വിത റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വി മലയാള സിനിമ വീണ്ടും താരപ്രഭയിൽ സന്പന്നമാവുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ തിയ ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്, സാഹോദര്യത്തിന്‍റെ പുണ്യജന്മം ഈശോയുടെ ബ്രദർ ചാൾസ് എന്നു വിളിക്കപ്പെടുന്ന ചാൾസ് ഡി ഫുക്കോ അൾത്താര വണക്കത്തിലേക്ക്. അടുത്ത വർഷം മേയ് 15നാണ് ചാൾസ് ഡ ഒരു വീട്ടിൽ എന്തെങ്കിലും വിപത്തു സംഭവിച്ചാൽ ഓസ്ട്രേ ലിയയിൽ അവരെ ബന്ധുക്കളും മിത്രങ്ങളും സഹായിക്കുന്നത് ഒരു പ്രത്യേക ശൈലി കിളിമഞ്ജാരോ പർവതം കീഴടക്കിയ ആദ്യവനിതയോ പ്രഥമ മലയാളി വനിതയോ അല്ലങ്കിലും മിലാഷ ജോസഫ് എന്ന 29-കാരിയുടെ പർവതാ റെയ്സിന കുന്നിന്‍റെ നെറുകയിൽ തല ഉയർത്തി തലസ്ഥാന നഗരത്തെ അപ്പാടെ നോക്കി നിൽക്കുകയാണ് രാഷ്ട്രപതി ഭവൻ. ഡൽഹിയിലെ ഭരണ ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുന്പോൾ ഭാര്യ ശാന്തമ്മ മകൻ ജിതിനെ ഉദരത്തിൽ പേറുകയാണ്. ഒരിക്കലും ജ കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ സിനിമാരംഗവും ആരവങ്ങളില്ലാതെ നിശബ്ദമായ തിയറ്ററുകളും കുറുപ്പിന്‍റെ വരവോടെ വാണി ജയറാമിന്‍റെ ഗാനമേളയ്ക്കു പുല്ലാങ്കുഴൽ വായിക്കാൻ ഓർക്കസ്ട്ര സംഘത്തോടൊപ്പം ചേർന്നതാണ് ആ യുവാവ്. ഏതാനും പാട്ടുക മരണം വിരഹമാണ്. തിരിച്ചുപിടിക്കാൻ പറ്റില്ലാത്ത നഷ്ടമാണ്. ഉറ്റവരുടെ വേർപാട് തന്നിട്ടുപോകുന്ന ശൂന്യത, അതിന്‍റെ ഇരുട് ലോകത്തിന് ഇന്ത്യ നൽകിയ മാണിക്യമായിരുന്നു വിശ്വകവി രബീന്ദ്രനാഥ് ടാഗോർ. ഗാന്ധിജി "ഗുരുദേബ്’ എന്നു വിളിച്ച മഹാപ്രതിഭ. സ്വതന്ത്ര ഇന്ത്യയുടെ ഗതകാല ഗരിമ ഓരോ റിപ്പബ്ലിക് ദിനത്തിനും പ്രൗഢിയോടെ കടന്നുപോകുന്ന വീഥിയാണ് രാജ്പഥ്. തലസ്ഥാനത്തെ രാമൻ നന്പിയത്തിന്‍റെ കാൽപ്പാടുകളിൽ യേശുദാസിന്‍റെ അരങ്ങേറ്റം ഗാനഗന്ധർവൻ കെ.ജെ.യേശുദാസിനും ആസ്വാദകർക്കും ഒറ്റപ്പാലത്തെ രാമൻ നന്പിയത്തിനെ ഒരിക്കലും വിസ്മരിക്കാനാവില്ല. യേശുദാ പേരയ്ക്കാകൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ രുചിക്കൂട്ടിൽ ഉൾപ്പെടുത്ത മലയാളത്തിൽനിന്നുള്ള നായികമാർക്ക് എന്നും വലിയ സ്വീകാര്യതയാണ് ഇതരസംസ്ഥാന സിനിമാ മേഖലകളിൽ ലഭിക്കാറുള്ളത്. സമകാലിക ത കുടുംബപ്രേക്ഷകരുടെ സംവിധായകനാണ് ജിബു ജേക്കബ്. ഛായാഗ്രാഹകനായി തുടക്കം കുറിച്ച് പിന്നീട് ഹിറ്റ് സിനിമകളുടെ അമരക്കാര എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ്, വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾക്കു വേണ്ടി തിരക തിയറ്ററുകളിലേക്ക് പ്രേക്ഷകർ വീണ്ടും എത്തിത്തുടങ്ങിയിരിക്കുന്നു. പ്രതീക്ഷയുടെ താരകമായി മലയാളത്തിൽ നിന്നും ആദ്യ റി കോവിഡ് മഹാമാരിയിൽ പഠനം ഓണ്‍ലൈനിലേക്കു മാറിയപ്പോൾ സ്മാർട്ട് ഫോണിന്‍റെ ടച്ച് സ്ക്രീനിലും കംപ്യൂട്ടർ കീ ബോർഡിലു തലസ്ഥാന നഗരത്തിന്‍റെ തിരക്കുകൾക്കിടയിൽ മുഗൾ വാസ്തുശൈലിയുടെ ബാക്കിപത്രമായി നിലകൊള്ളുന്ന മറ്റൊരു മാർബിൾ വിസ്മയമ മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നേട്ടം എല്ലാവർക്കുമായി സമർപ്പിക്കുകയാണ് നടൻ ജയസൂര്യ. ഓരോ സിനിമയും ഒരു കൂട്ടം ആ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ വീണ്ടും തുറന്ന വേളയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിർമാണ വിസ്മയം നേരിൽ വീട്ടിലേക്കുള്ള മടക്കയാത്ര. 68 വർഷങ്ങൾക്കു ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് മടങ്ങുന്പോൾ ആ അവിസ്മരണീയ ഡൽഹിയിലെ പുരാതനസ്മാരകങ്ങളുടെ ചരിത്രം ചികഞ്ഞെത്തുന്നവർക്കു മുന്നിൽ എക്കാലത്തും ഒരു അദ്ഭുത കാഴ്ചയാണ് മുഗൾ ചക്രവർത് അൻവർ റഷീദിന്‍റെയും അമൽ നീരദിന്‍റെയും വിതരണ സംരംഭമായ എ ആന്‍റ് എ റിലീസ് അവതരിപ്പിക്കുന്ന ഭൂതകാലം എന്ന ചിത്രത്തിൽ വെടിവച്ചത് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച്; ലോക്സഭയിൽ വിശദീകരണവുമായി അമിത്ഷാ താനൂരിൽ വാഹനാപകടം: ഏഴ് വയസുകാരി മരിച്ചു മദ്യപിച്ച് ക്ലാസ് മുറിയിൽ അഴിഞ്ഞാട്ടം; വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി മലപ്പുറത്ത് വ്യാപക സ്വർണ വേട്ട; ഒൻപത് പേർ അറസ്റ്റിൽ മുൻഎംഎൽഎയുടെ മകന് ആശ്രിതനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം വെടിവച്ചത് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച്; ലോക്സഭയിൽ വിശദീകരണവുമായി അമിത്ഷാ താനൂരിൽ വാഹനാപകടം: ഏഴ് വയസുകാരി മരിച്ചു മദ്യപിച്ച് ക്ലാസ് മുറിയിൽ അഴിഞ്ഞാട്ടം; വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി മലപ്പുറത്ത് വ്യാപക സ്വർണ വേട്ട; ഒൻപത് പേർ അറസ്റ്റിൽ മുൻഎംഎൽഎയുടെ മകന് ആശ്രിതനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ന്യൂസ് 3 എൽ‌ടെക്സ് കമ്പനി സാങ്കേതിക തുണിത്തരങ്ങൾക്കും നോൺ‌വെവൻസിനുമായി ടെക്ടെക്സ്റ്റൈൽ-ലീഡിംഗ് അന്താരാഷ്ട്ര വ്യാപാര മേളയിൽ പങ്കെടുത്തു സാങ്കേതിക ടെക്സ്റ്റൈൽ‌സ്, നോൺ‌വെവൻ‌സ് എന്നിവയ്‌ക്കായുള്ള ടെക്ടെക്സ്റ്റൈൽ‌-ലീഡിംഗ് അന്താരാഷ്ട്ര വ്യാപാര മേളയിൽ‌ 3 എൽ‌ടെക്സ് കമ്പനി പങ്കെടുത്തു സാങ്കേതിക ടെക്സ്റ്റൈൽ‌സ്, നോൺ‌വെവൻ‌സ് എന്നിവയ്‌ക്കായുള്ള ടെക്ടെക്സ്റ്റൈൽ‌-ലീഡിംഗ് അന്താരാഷ്ട്ര വ്യാപാര മേളയിൽ‌ 3 എൽ‌ടെക്സ് കമ്പനി പങ്കെടുത്തു സാങ്കേതിക ടെക്സ്റ്റൈൽ‌സ്, നോൺ‌വെവൻ‌സ് എന്നിവയ്‌ക്കായുള്ള ടെക്ടെക്സ്റ്റൈൽ‌-ലീഡിംഗ് അന്താരാഷ്ട്ര വ്യാപാര മേളയിൽ‌ 3 എൽ‌ടെക്സ് കമ്പനി പങ്കെടുത്തു എല്ലാ വർഷവും 3 എൽടെക്സ് കമ്പനി ഏറ്റവും വലിയ ചൈന, ടെക്സ്റ്റെസ്റ്റൈൽസ്, സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര എക്സിബിഷനുകളിൽ പങ്കെടുക്കും. സാങ്കേതിക ടെക്സ്റ്റൈൽ‌സ്, നോൺ‌വെവൻ‌സ് എന്നിവയ്‌ക്കായുള്ള മുൻ‌നിര അന്താരാഷ്ട്ര വ്യാപാര മേളയായ ടെക്ടെക്സ്റ്റൈൽ‌, ടെക്സ്റ്റൈൽ‌സ് ടെക്സ്റ്റൈൽ‌സ്, ഫംഗ്ഷണൽ‌ വസ്ത്രങ്ങൾ‌, ടെക്സ്റ്റൈൽ‌ ടെക്നോളജികൾ‌ എന്നിവയുടെ മുഴുവൻ സ്പെക്ട്രവും ടെക്ടെക്സ്റ്റൈലിൽ‌ അവതരിപ്പിക്കും. സ്മാർട്ട് ടെക്സ്റ്റൈൽസ് അല്ലെങ്കിൽ ഇന്റലിജന്റ് മെറ്റീരിയലുകൾ 3 എൽ പോലുള്ള വ്യവസായ പ്രമുഖരുമായി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന പുതിയ ഉൽ‌പ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ട് തുണിത്തരങ്ങളുടെ ലോകത്തെ കൊടുങ്കാറ്റടിക്കുന്നു. 3 ടെക്സ്റ്റുകളുടെ ഏറ്റവും പുതിയ ഡിസൈനറും നിർമ്മാതാവുമായ 3 എൽടെക്സിന്റെ ബൂത്ത് സാങ്കേതിക ടെക്സ്റ്റൈൽ വ്യവസായത്തിലെ ചൈനയുടെ പ്രവണതകൾ അവതരിപ്പിച്ചു. 3 എൽടെക്സ് കമ്പനിയുടെ ബുദ്ധിപരമായ നൂൽ, തുണിത്തരങ്ങൾ, മറ്റ് പുതുമകൾ എന്നിവയെക്കുറിച്ച് കൂടുതലറിയുക. 3LTEX ശ്രദ്ധാപൂർവ്വം തയ്യാറാക്കിയിട്ടുണ്ട്, ശക്തമായ ഉൽ‌പ്പന്ന വികസന ശേഷികളും മികച്ച സാങ്കേതിക മാനദണ്ഡങ്ങളും ഉപയോഗിച്ച്, ഞങ്ങളുടെ ഉയർന്ന പ്രകടനമുള്ള സ്മാർട്ട് നൂലുകളും സ്മാർട്ട് തുണിത്തരങ്ങളും വീണ്ടും വ്യവസായത്തിൽ ഒരു പ്രധാന സവിശേഷതയായി മാറിയിരിക്കുന്നു. തന്ത്രപ്രധാനമായ രൂപകൽപ്പനയും ഫയർപ്രൂഫിംഗ്, ഉയർന്ന താപനില പ്രതിരോധം, താപ ചാലകം, വൈദ്യുതചാലകത, ആൻറി ബാക്ടീരിയൽ, ആന്റിസ്റ്റാറ്റിക് എന്നിവയുടെ മൾട്ടിഫങ്ഷണൽ കോമ്പിനേഷനും നിർത്താനും കാണാനും ചർച്ചകൾ നടത്താനും സാധ്യതയുള്ള നിരവധി ഉപഭോക്താക്കളെ ആകർഷിച്ചു. നിരവധി ഉപയോക്താക്കൾ പ്രോസസ്സിംഗ് സമയത്ത് നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 3LTEX ന്റെ ഉയർന്ന നിലവാരമുള്ള എഞ്ചിനീയർമാരുടെ സാങ്കേതിക മാർ‌ഗ്ഗനിർ‌ദ്ദേശത്തിനും പ്രോസസ്സ് ഒപ്റ്റിമൈസേഷനും ശേഷം, നിരവധി ഉപഭോക്താക്കൾ‌ വളരെയധികം സംതൃപ്തരാണ്, മാത്രമല്ല വാങ്ങൽ‌ ഉദ്ദേശ്യം സ്ഥലത്തെത്തുകയും ചെയ്യുന്നു. ഇത് വ്യവസായത്തിന്റെ ഒരു വിരുന്നാണ്, മാത്രമല്ല വിളവെടുപ്പിന്റെ ഒരു യാത്ര കൂടിയാണ്. ഈ എക്സിബിഷനിൽ, അന്തിമ ഉപയോക്താക്കളിൽ നിന്നും ഡീലർ സുഹൃത്തുക്കളിൽ നിന്നും നിരവധി ഓർഡറുകളും വിലപ്പെട്ട അഭിപ്രായങ്ങളും ഞങ്ങൾ തിരികെ കൊണ്ടുവന്നു. സമീപ വർഷങ്ങളിൽ, 3LTEX സ്മാർട്ട് നൂൽ, സ്മാർട്ട് ഫാബ്രിക് വ്യവസായങ്ങളിൽ തിരശ്ചീനവും ലംബവുമായ വികസനം നേടിയിട്ടുണ്ട്, മികച്ച നേട്ടങ്ങളും ഒരു നിശ്ചിത ബ്രാൻഡ് ശേഖരണവും സ്ഥിരമായ വികസനവും. മികച്ച മാര്ക്കറ്റ് ഓപ്പറേഷന് കഴിവുകളുള്ള ഞങ്ങള് സ്മാര്ഡ് നൂലുകളുടെയും സ്മാര്ഡ് തുണിത്തരങ്ങളുടെയും മേഖലയില് ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. അങ്ങനെയാണെങ്കിലും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്" എന്ന് നമുക്കറിയാം. മാനേജുമെന്റ് സിസ്റ്റം മെച്ചപ്പെടുത്തുന്നതിനും 3 എൽ ബ്രാൻഡ് നിർമ്മാണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിപണി ആവശ്യകതയെ യുക്തിസഹമായി അഭിമുഖീകരിക്കുന്നതിനും ഭൂരിഭാഗം ഉപയോക്താക്കൾക്കും സുഹൃത്തുക്കൾക്കും സേവനം നൽകുന്നതിനായി കൂടുതൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതും ഞങ്ങൾ തുടരും. നമ്പർ .181 തായ്‌വ സ്ട്രീറ്റ്, ഷിജിയാവുവാങ്, ഹെബി, ചൈന ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി ദയവായി ഞങ്ങളെ അറിയിക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ കേസില്‍ ആരെ അറസ്റ്റ് ചെയ്യണമെന്ന് ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതാണോ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം റിപ്പബ്ലിക് ടിവിയോട് ഹൈക്കോടതി നിങ്ങള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥനും വക്കീലും ജഡ്ജിയുമാകുകയാണെങ്കില്‍ ഞങ്ങളെന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ഉപവേദങ്ങളിലൊന്നായ ധനുർവേദം ആയുധങ്ങളെപ്പറ്റിയും ആയോധനകലയെപ്പറ്റിയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്. പൗരാണിക ഭാരതത്തിൽ വില്ലും അമ്പും ഉപയോഗിച്ചുള്ള യുദ്ധത്തിനു പ്രാധാന്യം ലഭിച്ചിരുന്നതിനാലാണ് വില്ല് എന്ന് അർഥമുള്ള ധനുസ്സ് എന്ന പദത്തോടൊപ്പം ധനുർവേദം എന്ന് ഈ ശാസ്ത്രശാഖ അറിയപ്പെട്ടത്. ആയുർവേദം, ഗാന്ധർവവേദം (സംഗീതശാസ്ത്രം ധനുർവേദം, അർഥശാസ്ത്രം എന്നിവ നാല് ഉപവേദങ്ങൾ എന്ന് അറിയപ്പെടുന്നു. വേദത്തിൽത്തന്നെ പ്രതിപാദനവും വേദത്തിനു സമാനമായ പ്രാധാന്യവുമുള്ളതിനാലാണ് ഉപവേദമെന്നറിയപ്പെടുന്നത്. ആയുർവേദത്തിലെഅർക്ക വിധികളെക്കുറിച്ച് പ്രതിപാദിക്കുന്നതും ധനുർവേദത്തിലാണ്. യജുർവേദത്തിന്റെ ഭാഗമാണ് ധനുർവേദമെന്ന് കരുതപ്പെടുന്നു. ധനുർവേദസംഹിത എന്ന ഗ്രന്ഥം ഈ ശാസ്ത്രം നിഷ്കൃഷ്ടമായി പ്രതിപാദിക്കുന്നു. ഈ കൃതി വേദങ്ങളോളം പ്രാചീനമല്ല, കൂടുതൽ അർവാചീനമാണ് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിലും അഗ്നിപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും ധനുർവേദത്തെപ്പറ്റിയും അതിലെ പ്രതിപാദ്യത്തെപ്പറ്റിയും വിശദീകരിക്കുന്നു. വൈദികകാലത്തു തന്നെ ഈ ശാസ്ത്ര ശാഖയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നതായി കരുതാം. ശുക്രനീതി, കാമന്ദകനീതിശാസ്ത്രം, വൈശമ്പായനം, വീരചിന്താമണി, ലഘുവീരചിന്താമണി, വൃദ്ധശാർങ്ഗധരം, യുദ്ധജയാർണവം, യുദ്ധകല്പതരു, നീതിമയൂഖം തുടങ്ങിയ കൃതികൾ ധനുർവേദപ്രതിപാദകങ്ങളായുണ്ട്. ഇവയിൽ പല വിഷയങ്ങളിലും വ്യത്യസ്തമായി വിശദീകരണം കാണുന്നതിനാൽ ഈ വിഷയം പ്രതിപാദിക്കുന്ന അനേകം ഗ്രന്ഥങ്ങളും മറ്റു ശാസ്ത്രശാഖകളെപ്പോലെ വിഭിന്ന പദ്ധതികളും ഉണ്ടായിരുന്നതായി കരുതാം. ബ്രഹ്മാവും പരമശിവനുമാണ് ഈ വേദത്തിന്റെ ഉപജ്ഞാതാക്കളെന്ന് അഗ്നിപുരാണത്തിൽ പറയുന്നു. വിശ്വാമിത്രനെ ഇതിന്റെ ഋഷിയായി കണക്കാക്കുന്നുണ്ട്. അഗ്നിവേശമുനിയാണ് ഇതിന്റെ ദ്രഷ്ടാവ് എന്നും പരാമർശമുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണത്രെ ദ്രോണാചാര്യർ. വിശ്വാമിത്രൻ, സദാശിവൻ, ശാർങ്ഗദത്തൻ, വിക്രമാദിത്യൻ തുടങ്ങിയവർ ഈ ശാസ്ത്രം പ്രതിപാദിച്ച് ഗ്രന്ഥം രചിച്ചതായി പരാമർശമുണ്ടെങ്കിലും ഇവ ലബ്ധമായിട്ടില്ല. ഇവയെപ്പറ്റി അഗ്നിപുരാണം, അജ്ഞാതകർതൃകമായ കോദണ്ഡമണ്ഡനം, 14-ആം നൂറ്റാണ്ടിൽ ശാർങ്ഗധരൻ രചിച്ച വീരചിന്താമണി തുടങ്ങിയവയിൽ വിവരണമുണ്ട്. ധനുർവേദത്തിലെ പ്രധാന പ്രതിപാദ്യങ്ങൾ അഗ്നിപുരാണത്തിന്റെ 249 മുതൽ 252 വരെ അധ്യായങ്ങളിൽ സംഗ്രഹിച്ചു വിവരിക്കുന്നുണ്ട്. ഇതിലെ വിഷയങ്ങളെ ദീക്ഷാപാദം, സംഗ്രഹപാദം, സിദ്ധിപാദം, പ്രയോഗപാദം എന്ന് നാല് പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ദീക്ഷാപാദത്തിൽ ധനുർലക്ഷണവും അധികാരി നിരൂപണവും ദീക്ഷ, അഭിഷേകം, ശാകുനം, മംഗളം തുടങ്ങിയ സങ്കേതങ്ങളുടെ നിരൂപണവും ആണ് പ്രധാന പ്രതിപാദ്യം. ധനുസ്സ് എന്ന പദം വിവിധതരം അസ്ത്രശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആയുധങ്ങളെ ക്ഷേപിണി, വില്ല്, മറ്റ് യന്ത്രങ്ങൾ എന്നിവകൊണ്ടു വിക്ഷേപിക്കുന്ന ആയുധമാണ് യന്ത്രമുക്തം. കൈകൊണ്ട് എറിഞ്ഞു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ആയുധമാണ് മുക്തം അഥവാ പാണിമുക്തം. ഗദയെ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. കൈയിൽ വച്ചുകൊണ്ടും എറിഞ്ഞും പ്രയോഗിക്കാവുന്നവ മുക്താമുക്തം അഥവാ മുക്തസന്ധാരിതം എന്ന വിഭാഗത്തിൽപ്പെടുന്നു. കുന്തം, ശൂലം തുടങ്ങിയവയാണിത്. കൈയിൽ പിടിച്ചുകൊണ്ടു മാത്രം പ്രയോഗിക്കുന്ന വാൾ അമുക്തം എന്ന വിഭാഗത്തിലാണ്. ഇതിൽ മുക്തവിഭാഗത്തിലേത് (വില്ല് തുടങ്ങിയവ) ശ്രേഷ്ഠവും കുന്തം തുടങ്ങിയ മുക്താമുക്ത വിഭാഗം മധ്യമവും വാൾ തുടങ്ങിയ അമുക്തവിഭാഗം അധമവുമായ ആയുധങ്ങളായാണ് സങ്കല്പം. ഇവയിൽപ്പെടാത്ത ബാഹുയുദ്ധവും അധമ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ബ്രാഹ്മം, വൈഷ്ണവം, പാശുപതം, പ്രാജാപത്യം, ആഗ്നേയം തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിൽപ്പെടുത്തിയും ആയുധങ്ങളെ വിശകലനം ചെയ്യുന്നുണ്ട്. ധനുർവേദത്തിലെ രണ്ടാമത്തെ വിഭാഗമായ സംഗ്രഹപാദത്തിൽ ആചാര്യലക്ഷണവും വ്യത്യസ്ത തരം അസ്ത്രശസ്ത്രങ്ങളുടെ വിവരണവുമാണ് മുഖ്യം. സാമാന്യപരിജ്ഞാനത്തിനുശേഷം ഉപരിപഠനമാണ് മൂന്നാം പാദമായ സിദ്ധിപാദത്തിൽ. ഗുരുവിന്റെ വിശേഷസിദ്ധികൾ മനസ്സിലാക്കുക; ഗുരുമുഖത്തു നിന്നുതന്നെ അവ സ്വായത്തമാക്കുക, വിശേഷ ആയുധങ്ങൾ അറിഞ്ഞിരിക്കുക, അവരുടെ ഉപദേശം നേടുക, മന്ത്രദേവതാഉപാസന, മന്ത്രസിദ്ധി തുടങ്ങിയ ഉപരിപഠന വിധികൾ ഈ പാദത്തിൽ വിവരിക്കുന്നു. പ്രയോഗപാദം എന്ന നാലാം പാദത്തിൽ അസ്ത്രശസ്ത്രാദി പ്രയോഗവൈദഗ്ദ്ധ്യമാണ് പ്രധാന വിവരണം. അസ്ത്രശസ്ത്രപ്രയോഗസമയത്ത് ശരീരം ഏതു സ്ഥിതിയിലാകണം, വില്ല് പിടിക്കുന്ന രീതി, ലക്ഷ്യവിവേചനം, സൈന്യവിന്യാസരീതികൾ, വിവിധതരം അസ്ത്രശസ്ത്രങ്ങളുടെ പ്രയോഗത്തിൽ പാലിക്കേണ്ട വ്യത്യസ്ത രീതികൾ തുടങ്ങിയവ വിശദീകരിക്കുന്നു. ധനുർവേദത്തിന് പത്ത് അംഗങ്ങളും നാല് ചരണങ്ങളും ഉണ്ടെന്ന് മഹാഭാരതത്തിൽ പ്രസ്താവമുണ്ട്. തേര്, ആന, കുതിര, കാലാൾ എന്ന് നാലു പാദമായി സേനാവിഭാഗമുള്ളതിനാൽ ചതുഷ്പാദി എന്നും ഈ ശാസ്ത്രശാഖയ്ക്കു പേരുണ്ട്. ഋജു, മായ എന്നിങ്ങനെയും ഈ ശാസ്ത്രശാഖയെ തിരിക്കുന്നുണ്ട്. അത്ഭുതകരമായ സംഹാരശേഷിയുള്ള അസ്ത്രങ്ങളും അനുപമമായ അസ്ത്രപ്രയോഗരീതികളും സ്വായത്തമാക്കിയ ധനുർധരന്മാരുടെ വീരേതിഹാസങ്ങൾ ഭാരതീയ പുരാണങ്ങളിലും ചരിത്ര കൃതികളിലും സുലഭമാണ്. ആഗ്നേയാസ്ത്രം, ബ്രഹ്മാസ്ത്രം തുടങ്ങിയവയെപ്പറ്റിയുള്ള വിവരണം ആധുനികകാലത്തെ അതിമാരകമായ ആയുധങ്ങളെ അനുസ്മരിപ്പിക്കുന്നു. അമ്പ്, വില്ല്, ഗദ, ശൂലം, കുന്തം, വജ്രം, പരശു തുടങ്ങിയ പലതരം ആയുധങ്ങളുടെ നിർമ്മാണരീതിയും ധനുർവേദത്തിൽ വിവരിക്കുന്നുണ്ട്. ആയുധങ്ങൾക്കും പ്രയോഗരീതിക്കുമൊപ്പം സേനാവിന്യാസക്രമവും പരിശീലനക്രമവും ഇതിൽ പ്രതിപാദിക്കുന്നു. വൈശമ്പായനന്റേതെന്നു കരുതപ്പെടുന്ന ധനുർവേദഗ്രന്ഥത്തിൽ പ്രാചീനകാലത്ത് വില്ലിനെക്കാൾ പ്രാധാന്യം വാളിനായിരുന്നു എന്നു പരാമർശിക്കുന്നുണ്ട്. പൃഥുരാജാവിന്റെ കാലത്താണത്രെ വില്ലിന് പ്രചാരം ലഭിച്ചത്. ബ്രഹ്മദേവനാണ് പൃഥുരാജാവിന് ധനുർവിദ്യ ഉപദേശിച്ചത്. വില്ല് രണ്ടുരീതിയിലുണ്ട്. ധനുർവിദ്യ അഭ്യസിക്കുന്ന വില്ല് യൗഗിക ധനുസ്സ് എന്നറിയപ്പെടുന്നു. ഇത് യുദ്ധത്തിന് ഉപയോഗിക്കാൻ പാടില്ല. യുദ്ധത്തിന് വേറെ വില്ലുതന്നെ നിർമ്മിക്കണം. ഇത് ലോഹംകൊണ്ടോ മുളകൊണ്ടോ ആകാം. ആന, കുതിര ഇവ വാഹനമായി ഉപയോഗിക്കുമ്പോൾ ലോഹംകൊണ്ടുള്ള വില്ലാണ് കൂടുതൽ ഉപയുക്തം. രഥത്തിലും കാലാൾ സൈന്യത്തിലും മുളകൊണ്ടുള്ള വില്ല് കൂടുതൽ യുക്തമാണ്. വില്ലിന്റെ ഭാരം അധികമാകാതെ ശ്രദ്ധിക്കണം. മുളകൊണ്ടുള്ള വില്ലാണെങ്കിൽ മുളം തണ്ടിന് 3, 5, 7, 9 എന്നിങ്ങനെ ഖണ്ഡങ്ങളാകാം. 4, 6, 8 എന്നിങ്ങനെ ഖണ്ഡങ്ങൾ പാടില്ല. ഈ രീതിയിൽ വില്ലിനെപ്പറ്റി വിശദമായ പഠനം അഗ്നിപുരാണം തുടങ്ങിയ കൃതികളിൽ കാണാം. വൃദ്ധശാർങ്ഗധരം എന്ന ഗ്രന്ഥത്തിൽ അമ്പിന്റെ നിർമ്മാണരീതിയും വിവിധതരം അമ്പുകളുടെ പ്രത്യേകതയും വിശദമാക്കുന്നുണ്ട്. അമ്പിന്റെ ചുവടഗ്രം വ്യത്യസ്ത ആകൃതിയിലാകാം. ഇവ ഹംസം, ശശം, മയൂരം, ക്രൗഞ്ചം, ബകം തുടങ്ങിയ പേരുകളിലറിയപ്പെടുന്നു. അമ്പിന് മുൻഭാഗത്തു കനം കൂടിയത്, പിൻഭാഗത്തുകനം കൂടിയത്, ഒരേ രീതിയിൽ കനമുള്ളത് എന്നിങ്ങനെ വ്യത്യാസമാകാം. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പിനെ സ്ത്രീജാതി, പുരുഷജാതി, നപുംസകജാതി എന്നു തിരിക്കുന്നു. കൂടുതൽ ദൂരെ എത്തേണ്ട സന്ദർഭത്തിൽ സ്ത്രീജാതിയിലുള്ള അസ്ത്രവും കൂടുതൽ പ്രഹരശേഷി വേണ്ടിടത്ത് പുരുഷജാതി അസ്ത്രവും അത്യന്തം സൂക്ഷ്മമായ ലക്ഷ്യം ഭേദിക്കേണ്ടിടത്ത് നപുംസകജാതി അസ്ത്രവുമാണ് യുക്തം. അമ്പിന്റെ മുൻ അഗ്രഭാഗത്തിന് വ്യത്യസ്തരൂപം നല്കാറുണ്ട്. ഇവയ്ക്ക് ആരാമുഖം, ക്ഷുരപ്രം, ഗോപുച്ഛം, അർധചന്ദ്രം, സൂചീമുഖം, ഭല്ലം, വത്സദന്തം, ദ്വിഭല്ലം, കർണികം, കാകതുണ്ഡം തുടങ്ങിയ പേരുകളാണ് ഉള്ളത്. ഇവയ്ക്ക് ഓരോന്നിനും പ്രത്യേക ലക്ഷ്യം ഉണ്ടാകും. ആരാമുഖം എന്ന അസ്ത്രഭേദം കവചം, ചർമം ഇവ ഛേദിക്കുന്നതിനുപയുക്തമാണ്. പ്രതിയോഗിയുടെ വില്ല് ഛേദിക്കുന്നതിന് ക്ഷുദ്രപ്രഹരം എന്ന അസ്ത്രഭേദമാണ് യുക്തം. ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിലും ഈ വ്യത്യസ്ത രീതിയിലുള്ള അമ്പിന്റെ നിർമ്മാണം വിവരിക്കുന്നുണ്ട്. അസ്ത്രപ്രയോഗസമയത്ത് യോദ്ധാവിന്റെ കാല്, കയ്യ്, മറ്റംഗങ്ങൾ ഇവ ഏതു സ്ഥിതിയിൽ നിൽക്കുമ്പോൾ കൂടുതൽ ലക്ഷ്യഭേദിയാകും എന്നും കൂടുതൽ സുരക്ഷിതമായ സ്ഥിതി ഏതാണ് എന്നും ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. വില്ല് പിടിക്കുന്ന രീതി, ശസ്ത്രപ്രയോഗരീതി, ലക്ഷ്യനിർണയം, ശസ്ത്രാഭ്യാസ നിയമങ്ങൾ, ശസ്ത്രാഭ്യാസം എത്ര കാലവും ഒരു ദിവസം എത്രസമയവും എന്നു തുടങ്ങിയ കാര്യങ്ങൾ, എതിരാളിയുടെ ശസ്ത്രത്തെ ഭേദിക്കുന്ന വിധി, ശബ്ദം ശ്രവിച്ച് അസ്ത്രപ്രയോഗത്തിനു പരിശീലനം, ഇരുട്ടിൽ അസ്ത്രപ്രയോഗ പരിശീലനം തുടങ്ങിയ പരിശീലനവിധികൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അസ്ത്രപ്രയോഗസമയത്തെ യോദ്ധാവിന്റെ സ്ഥിതിക്ക് വ്യത്യസ്ത പേരുകളുണ്ട്. അംഗുഷ്ഠം, നരിയാണി (ഗുല്ഫം പാണി, പാദം എന്നിവ വളരെ ഒതുക്കി പരസ്പരം സ്പർശിച്ചു നിൽക്കുന്ന സ്ഥിതിക്ക് സമപദം എന്നാണു പേര്. കാലടികളെ ബാഹ്യംഗുലികളിൽ നിർത്തിയും കാൽമുട്ടുകൾ ഇളകാതെ ഉറപ്പിച്ചും ഓരോ കാലും മൂന്നുചാൺ അകലത്തിലും നിൽക്കുന്നത് വൈശാഖം. കാൽമുട്ടുകൾ രണ്ടും ഹംസപംക്തിതുല്യമായ ആകൃതി വരത്തക്കവണ്ണം നാലുചാൺ അകലത്തിൽവച്ചു നിൽക്കുന്നത് മണ്ഡലം എന്നറിയപ്പെടുന്നു. വലത്തേക്കാലിന്റെ മുട്ടും തുടയും കലപ്പയുടെ ആകൃതിയിൽ മടക്കി ഇളകാതെവച്ചും ഇടത്തേക്കാൽ അഞ്ചുചാൺ അകലത്തിലുമുള്ള സ്ഥിതി ആലീഢം. ഇതേപോലെ പ്രത്യാലീഢം, ജാതം, ദണ്ഡായതം, വികടം, സ്വപുടം, സ്വസ്തികം തുടങ്ങിയ സ്ഥിതികളുമുണ്ട്. അസ്ത്രശസ്ത്രപ്രയോഗ രീതികളും ശാസ്ത്രീയമായ അപഗ്രഥനത്തോടെ വിശദീകരിക്കുന്നുണ്ട്. വില്ല് ഉപയോഗിക്കുമ്പോൾ ആരംഭത്തിൽ സ്വസ്തികം എന്ന സ്ഥിതിയിൽ നിന്നുകൊണ്ട് ഗുരുക്കന്മാരെയും ദേവതമാരെയും മനസ്സിൽ സ്മരിച്ച് വണങ്ങണം. പിന്നീട് ഇടത്തേ കൈകൊണ്ട് വില്ലെടുത്ത് വലത്തേ കൈകൊണ്ട് ബാണം തൊടുക്കണം. വൈശാഖം, ജാതി എന്നിവയിൽ ഒരു സ്ഥിതി സ്വീകരിച്ച് വില്ലിന്റെ ഞാൺ പൂർണമായി വലിച്ചുനോക്കണം. എന്നിട്ട് ദൃഷ്ടികൊണ്ടു കാണപ്പെടുന്നതും മുഷ്ടികൊണ്ടു മറയ്ക്കപ്പെടുന്നതുമായി ലക്ഷ്യത്തെ കേന്ദ്രീകരിച്ച് ലക്ഷ്യഭേദം നടത്തുന്നതിനെ ഉപച്ഛേദം എന്നു പറയുന്നു. ഖഡ്ഗം, ചർമം, പാശം, ചക്രം തുടങ്ങിയ ആയുധങ്ങളുടെ പ്രയോഗത്തിലും ശാസ്ത്രീയവും ദീർഘകാലം അഭ്യാസം വേണ്ടതുമായ പഠനം ആവശ്യമാണ്. ഖഡ്ഗംകൊണ്ടും ചർമംകൊണ്ടുമുള്ള പ്രയോഗം ഭ്രാന്തം, ഉദ്ഭ്രാന്തം, ആവിദ്ധം തുടങ്ങി 32 രീതികളിലുള്ളത് വിശദീകരിക്കുന്നുണ്ട്. പാശത്തിന്റെ പ്രയോഗവും ഋജു, ആയതം, വിശാലം, തിര്യക്ക്, ഭ്രാമിതം എന്ന് അഞ്ച് വിധമുള്ളതും വിവരിക്കുന്നു. പുരാവൃത്തം, അപരാവൃത്തം, ഗൃഹീതം, ലഘുഗൃഹീതം തുടങ്ങി പതിനൊന്ന് രീതിയിൽ പാശധാരണം സാധ്യമാണ്. ഛേദനം, ഭേദനം, ത്രാസനം, ആന്ദോളനം, ആഘാതം എന്ന് അഞ്ചുവിധത്തിൽ ചക്രംകൊണ്ടുള്ള ആഘാതം നിർദ്ദേശിക്കുന്നു. ഇതേപോലെ ശൂലം, തോമരം, ഗദ, പരശു (മഴു മുദ്ഗരം (ഉലക്ക ഭിന്ദിപാലം, വജ്രം, കൃപാണം (ചതുരിക ക്ഷേപിണി (കവണി) തുടങ്ങിയവയുടെ പ്രയോഗത്തിനും അനേകം രീതിഭേദങ്ങൾ അപഗ്രഥിച്ചിട്ടുണ്ട്. ക്ഷത്രിയരുടെ വേദമായി അറിയപ്പെടുന്ന ധനുർവേദത്തിന്റെ ആചാര്യന്മാർ ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും ധനുർവേദം ഗുരുമുഖത്തുനിന്ന് അഭ്യസിച്ചുവന്നു. ആപദ്ഘട്ടത്തിൽ മറ്റു ജനവിഭാഗത്തിനും ഈ വിദ്യ അഭ്യസിക്കാമെന്നു പ്രസ്താവമുണ്ട്. എല്ലാവിഭാഗം ആൾക്കാരും, വേണ്ടിവന്നാൽ, ആപദ്ഘട്ടത്തിൽ രാജാവിന് സഹായികളായി യുദ്ധത്തിൽ പങ്കുചേരണമെന്നായിരുന്നു വിധി. സൂതപുത്രനായ കർണൻ തന്നെപ്പറ്റി വാസ്തവം മറച്ചുവച്ച് ബ്രാഹ്മണകുമാരനാണെന്നു പ്രസ്താവിച്ച് പരശുരാമനിൽനിന്ന് അസ്ത്രാഭ്യാസം നേടിയതും ദ്രോണാചാര്യരെ ഗുരുവായി സങ്കല്പിച്ച് ഏകലവ്യൻ ധനുർവിദ്യ സ്വയം ശീലിച്ചതും പ്രാചീനകാലത്ത് ഈ വിദ്യ എല്ലാ വിഭാഗം ആൾക്കാരും പരിശീലിച്ചിരുന്നതിനു ദൃഷ്ടാന്തമാണ്. യാദവനായ ശ്രീകൃഷ്ണൻ അർജുനനെക്കാൾ സമർഥനായ വില്ലാളിയായിരുന്നതായാണ് ഭാഗവതപുരാണത്തിൽ പരാമർശിക്കുന്നത്. ഉപനയനത്തിനുശേഷം വിദ്യാഭ്യാസത്തിന് ആശ്രമത്തിൽ ഋഷിമാരോടൊപ്പം താമസിച്ചിരുന്ന രാജകുമാരന്മാരും മറ്റുള്ളവരും വേദം, വേദാംഗം തുടങ്ങിയവയോടൊപ്പം ധനുർവേദവും അഭ്യസിച്ചുവന്നിരുന്നു. വേദാചാര്യരായിരുന്ന മഹർഷിമാർ ധനുർവേദാചാര്യർകൂടിയായിരുന്നതായാണ് പറയപ്പെടുന്നത്. കൃപാചാര്യരെ ശരദ്വാൻ എന്ന മുനിയായിരുന്നു അസ്ത്രവിദ്യ അഭ്യസിപ്പിച്ചത്. അഗസ്ത്യമുനി, ശുക്രാചാര്യർ‍, അഗ്നിവേശമുനി, വിശ്വാമിത്രൻ‍, വസിഷ്ഠൻ തുടങ്ങിയവർ ധനുർവേദാചാര്യന്മാർകൂടി ആയിരുന്നതായി പ്രസ്താവമുണ്ട്. വിശ്വാമിത്രശിഷ്യന്മാരായ ശ്രീരാമനും ലക്ഷ്മണനും ദ്രോണാചാര്യശിഷ്യനായ അർജുനനും പരശുരാമശിഷ്യരായ കർണ്ണൻ, ദ്രോണർ തുടങ്ങിയവരും ഏറ്റവും പ്രഗൽഭരായ ധനുർധരന്മാരായി പുരാണങ്ങളിൽ പ്രകീർത്തിതരാണ്. ആയുധങ്ങളുടെ നിർമ്മാണം, പ്രയോഗ സവിശേഷതകൾ എന്നിവയ്ക്കു പുറമേ പദ്മവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം തുടങ്ങിയ പലതരം സേനാവിന്യാസങ്ങളെപ്പറ്റിയും ധനുർവേദത്തിൽ വിവരണമുണ്ട്. ഈ യുദ്ധതന്ത്രത്തിന്റെ ഉപജ്ഞാതാവായി പരിഗണിക്കുന്നത് ബൃഹസ്പതിയെയാണ്. ആയിരം തേര്, ആയിരം ആന, ആയിരം കുതിര, ആയിരം കാലാൾ ഇവ ചേർന്നത് ചതുരംഗം എന്നറിയപ്പെടുന്നു. പത്ത് ചതുരംഗമാണത്രെ ഒരു പത്തി. പത്ത് പത്തിയുടെ നായകനെയാണ് സേനാനായകനായി കണക്കാക്കുന്നത്. പത്ത് സേനാനായകന്മാരുടെ തലവനെ ബലാധ്യക്ഷൻ എന്നു പറയുന്നു. ഒരു ആന, ഒരു തേര്, മൂന്ന് കുതിര, അഞ്ച് കാലാൾ എന്നിവ ചേർന്നത് പത്തിയും മൂന്നുപത്തി ഒരു സേനാമുഖവും മൂന്നുസേനാമുഖം ഒരു ഗുല്മവും മൂന്നുഗുല്മം ഒരു ഗണവും മൂന്നുഗണം ഒരു വാഹിനിയും മൂന്നുവാഹിനി ഒരു പൃതനയും മൂന്നുപൃതന ഒരു ചമുവും മൂന്നുചമു ഒരു അനീകിനിയും മൂന്ന് അനീകിനി ഒരു അക്ഷൌഹിണിയും ആണ് എന്നത് സേനാവിന്യാസത്തിന്റെ പ്രസിദ്ധമായ മറ്റൊരു കണക്കാണ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവപക്ഷത്ത് ഏഴും കൌരവപക്ഷത്ത് പതിനൊന്നും അക്ഷൌഹിണിപ്പടയാണുണ്ടായിരുന്നത്. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധനുർവേദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:55, 14 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം പ്രമാണിച്ചുള്ള വാരാന്ത്യ ലോക്ഡൗണ്‍ ഇളവ് ഇന്ന് കൂടി തുടരും. സാധാരണ രീതിയില്‍ നിയന്ത്രങ്ങള്‍ പാലിച്ച് കടകള്‍ക്ക് ഇന്നും പ്രവര്‍ത്തനാനുമതിയുണ്ട്. അടുത്ത ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഓണത്തിരക്ക് കൊവിഡ് വ്യാപനത്തിന് വഴിവെയ്ക്കുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. മാളുകള്‍ അടക്കമുള്ളവ ബുധനാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തുറന്നിരുന്നു. ഓണത്തിരക്ക് മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ നേരത്തെ തീരുമാനമെടുത്തത്. കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ പ്രവര്‍ത്തിക്കാമെന്നായിരുന്നു നിര്‍ദേശം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു മണി വരെ വരെയായിരുന്നു പ്രവര്‍ത്തനാനുമതി. ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്. കൊവാക്‌സിന് അംഗീകാരം നല്‍കി യു.കെ; രണ്ട് ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല വാക്‌സിനെടുക്കാത്തവര്‍ക്ക് വീട്ടിലെത്തി നല്‍കണം, മതനേതാക്കളുടേയും സഹായം തേടൂ-പ്രധാനമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം കൊവാക്‌സിന് ഇനിയും ആഗോള അംഗീകാരം ലഭിച്ചില്ല; കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെന്ന് ലോകാരോഗ്യ സംഘടന ‘തെളിവില്ല പോലും’ കര്‍ഷകരുടെ മരണം പ്രക്ഷോഭത്തിനിടെ എന്നതിന് രേഖകളില്ലാത്തതിനാല്‍ നഷ്ടപരിഹാരമില്ലെന്ന് കേന്ദ്രം പോക്‌സോ കേസുകളിലും അട്ടിമറികള്‍; മലപ്പുറത്ത് പഴുതുകളിലൂടെ രക്ഷപ്പെട്ടത് പത്ത് പ്രതികള്‍ ഭീമ കൊറേഗാവ് കേസ്: ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം പ്രളയജലത്തില്‍ കാല്‍ നനയാതിരിക്കാന്‍ തമിഴ്‌നാട് എം.പിയുടെ ‘കസേരകളി’ മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യു: അഫ്ഗാന്‍ വിട്ട അവസാന യു.എസ് സൈനികന്‍, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില്‍ പണം പിന്‍വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു Eye Witness News India മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കും.മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസമ്പോദന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിർണ്ണയക ഗുണഭലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴിൽ മേഖലകളിൽ രാജ്യത്തിന് സമ്മാനിയ്ക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും. അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം സാൻകേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയിലെ ഭീകരവാദ, സുരക്ഷാ ഭീഷണികളും ബൈഡനുമായി ചർച്ചചെയ്യും. താലിബാനു കീഴിൽ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനിൽ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക മോദി അറിയിക്കും. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസുമായുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയും ഈ സന്ദർശനകാലയളവിൽ നടക്കും. സെപ്റ്റംബർ 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തിലും 25ന് ന്യൂയോർക്കിൽ യു.എൻ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ രാഷ്ട്രതലവന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വാഷിംഗ് ടണിൽ എത്തുന്ന പ്രധാനമന്ത്രി പ്രമുഖ കമ്പനികളുടെ സി.ഇ.ഒ മാരുമായ് കൂടിക്കാഴ്ച നടത്തും. ആപ്പിളിന്റെ തലവൻ ടിം കുക്ക് അടക്കമുള്ളവരുമായും പ്രധാനമന്ത്രി ചർച്ച നടത്തുക. 26ന് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങിയെത്തും. ഒമിക്രോൺ ഭീതി വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒമിക്രോണ്‍ :സംസ്ഥാനങ്ങള്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കേരളീയർക്ക് അഭിമാനമായി ആര്‍.ഹരികുമാര്‍ ‘ആരു പറഞ്ഞു, ലോകസഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ വൈറലായി തരൂരിന്റെ സെൽഫി പദ്ധതികൾ പൊളിഞ്ഞു ,ഒടുവിൽ കീഴടങ്ങി കേന്ദ്ര സർക്കാർ :വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ പാസാക്കി. ഒമിക്രോൺ ഭീതി വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,954 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒമിക്രോണ്‍ :സംസ്ഥാനങ്ങള്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം നാവികസേനാ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കേരളീയർക്ക് അഭിമാനമായി ആര്‍.ഹരികുമാര്‍ ‘ആരു പറഞ്ഞു, ലോകസഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്’ വൈറലായി തരൂരിന്റെ സെൽഫി പദ്ധതികൾ പൊളിഞ്ഞു ,ഒടുവിൽ കീഴടങ്ങി കേന്ദ്ര സർക്കാർ :വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ പാസാക്കി. ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍മോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരുവര്‍ഷത്തിന് ശേഷമാണ് ബിനീഷിന്റെ ജയില്‍ മോചനം. അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ അതുപോലെ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം തന്നെ തനിക്ക് പുറത്തിറങ്ങാമായിരുന്നു. കേസ് കെട്ടിച്ചമച്ചതാണ്. ഇന്ത്യയിലുള്ള ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഇതിനുപിന്നില്‍. ഗൂഢാലോചന ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും കേരളത്തില്‍ എത്തിയശേഷം വിശദീകരിക്കുമെന്നും ബിനീഷ് പറഞ്ഞു. സഹോദരന്‍ ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ജയിലിന് പുറത്ത് ബിനീഷിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഞായറാഴ്ച ബിനീഷ് കേരളത്തില്‍ എത്തും. വ്യാഴാഴ്ചയാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജാമ്യക്കാര്‍ പിന്മാറുകയും പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോള്‍ സമയം വൈകുകയും ചെയ്തതാണ് ബിനീഷിന്റെ ജയില്‍മോചനം ശനിയാഴ്ചയിലേക്ക് നീളാൻ കാരണം. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു ഒരു വ്യക്തിയുടെ സമ്മതമില്ലാതെ 'സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും' പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി തെന്നിന്ത്യന്‍ താരം നയന്‍താര, കൂട്ടുകാരനും ചലച്ചിത്ര സംവിധായകനുമായ വിഗ്നേഷ് ശിവനോത്ത് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ വിശേഷങ്ങള്‍ പങ്കു വയ്കുന്ന നയന്‍‌താര ലൈവ് എന്ന ട്വിറ്റെര്‍ ഹാന്‍ഡില്‍ ആണ് ഇതിന്റെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. സുവര്‍ണ്ണ ക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഗ്നേഷും ചേര്‍ന്ന് ഗുരുദ്വാരയിലെ ലാംഗാറില്‍ (അവിടെയെത്തുന്നവര്‍ക്കായുള്ള സൗജന്യ ഭക്ഷണം) പങ്കെടുത്തു. സൂര്യ നായകനായ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍‌താര-വിജയ്‌ സേതുപതി എന്നിവര്‍ നായികാ നായകന്മാരായ ‘നാനും റൌഡി താന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഗ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബര്‍ 18ന് വിഗ്നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ്‌ ഇരുവരും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മുന്‍പൊരു അവസരത്തിലും നയന്‍‌താര സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയിരുന്നു. നയന്‍താര നായികയായി അഭിനയിച്ച ‘അറം’ എന്ന ചിത്രത്തിന്റെയും നയന്‍സിന്റെ അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘താനാ സേര്‍ന്ത കൂട്ട’ത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് ഒരവസരത്തില്‍ വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. “ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്. ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,” നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഗ്നേഷ് ഇങ്ങനെ കുറിച്ചത്. ഇരുവരും ഇടയ്ക്കിടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കൂടാതെ നയന്‍താരയെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരു അവസരവും വിഗ്നേഷ് പഴാക്കാറില്ല. നയന്‍സിന്റെ പിറന്നാളിനും, സിനിമ റിലീസിനുമെല്ലാം വിഗ്നേഷ് സോഷ്യല്‍ മീഡിയയിലൂടെ ആ സ്‌നേഹം പ്രകടിപ്പിക്കാറുണ്ട്. ‘അറം’ എന്ന ചിത്രത്തിന് വിജയ് ടിവിയുടെ പുരസ്‌കാരങ്ങള്‍ നേടിയപ്പോഴും വിഗ്നേഷ് ഇതാവര്‍വര്‍ത്തിച്ചു. യുഎസ്സില്‍ വെക്കേഷന്‍ ചെലവഴിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും യുഎസ്സിലെ തങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന്‍ സമയത്ത് ഇരുവരും ലൊസാഞ്ചല്‍സില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വിഗ്നേഷ് പങ്കുവച്ചത്. സുഹൃത്തിന്റെ വാക്കുകേട്ട് ഭാര്യയെ സംശയിച്ച പ്രവാസി ഭാര്യയെ കൊലപ്പെടുത്തി ഹിലരി ക്ലിന്റണും ഹെലന്‍ കെല്ലറും പാഠപുസ്തകത്തില്‍ നിന്നും ഔട്ട്! കരിപ്പൂരിനോടുള്ള അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും: എംപിമാർ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതർ ഇനിയും അവഗണന തുടർന്നു കാണിച്ചാൽ പെരിന്തൽമണ്ണ: ക്യാമ്പസുകളിൽ സാമൂഹിക നീതിക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കാൻ വിദ്യാർത്ഥികൾ Dec 1, 2021 സുമോദ് നെല്ലിക്കാല 0 ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവര്‍ത്തനോദ്ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രെവർത്തനോദ്ഘാടനം ഡാളസില്‍ ഡിസംബർ 4 ശനിയാഴ്ച 5 മണിക്ക് ഗാർലാൻഡിലുള്ള കേരള സമാജം ഹാളിൽ നടക്കും. ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം പരിപാടികൾക്ക് നേതൃത്വം നൽകും. പരിപാടിയോടനുബന്ധിച്ചു ഫൊക്കാന നേതാക്കൾക്ക് സ്വീകണം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു. ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ‘സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും’ പോസ്റ്റു ചെയ്യുന്നതിൽ നിന്ന് ട്വിറ്റർ ഉപയോക്താക്കളെ വിലക്കി വ്യക്തികളിൽ നിന്ന് വ്യക്തമായ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കിടുന്നത് നിരോധിച്ചുകൊണ്ട് ട്വിറ്റര്‍ സ്വകാര്യതാ നയം പുതുക്കിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “ഇന്ന് മുതൽ ഇന്ന് ലോക എയ്ഡ്‌സ് ദിനം: വർഷങ്ങൾ കഴിഞ്ഞിട്ടും എയ്ഡ്‌സ് വാക്‌സിൻ ഉണ്ടാക്കാൻ കഴിഞ്ഞില്ല ലോകമെമ്പാടും കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട് കുറച്ച് മാസങ്ങൾക്ക് ശേഷം, അതിന്റെ വാക്സിൻ നിർമ്മിച്ചു. എന്നാൽ, വർഷങ്ങൾ നീണ്ട ഗവേഷണത്തിന് ശേഷവും എയ്ഡ്സിനുള്ള വാക്സിൻ ഒമിക്‌റോൺ വേരിയന്റ്: റെജെനെറോണിനെക്കുറിച്ചുള്ള ഭയവും പരിഭ്രാന്തിയും അതിന്റെ ആന്റിബോഡി മരുന്ന് ഫലപ്രദമല്ലെന്ന് അവകാശപ്പെടുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ലോകം ഒരു പുതിയ COVID-19 സ്‌ട്രെയിനിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് – ഒമിക്രോൺ. ഇപ്പോൾ ഫാർമ കമ്പനിയായ ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ഡിസംബർ 1 മുതൽ രാജ്യാന്തര യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു ലോകാരോഗ്യ സംഘടന ‘ആശങ്കയുടെ വകഭേദമായി’ തരംതിരിച്ച പുതിയ കോവിഡ് വേരിയന്റായ ‘ഒമിക്‌റോണിനെക്കുറിച്ചുള്ള’ ആശങ്കകൾക്കിടയിൽ, അന്താരാഷ്‌ട്ര യാത്രക്കാർക്കായി കേന്ദ്രം പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുഫ്തിമാരെ കുറ്റപ്പെടുത്തി ഒമർ അബ്ദുള്ള; പിഡിപി-ബിജെപി സഖ്യം തെറ്റ് ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യെ കുറ്റപ്പെടുത്തി നാഷണൽ കോൺഫറൻസ് നേതാവ് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വർഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും സാധിക വേണുഗോപാലിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത സംഭവം: പ്രതി പിടിയില്‍..സംഭവം ഇങ്ങനെ നടി സാധിക വേണുഗോപാലിന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ ഗ്രൂപ്പ് തുടങ്ങിയ വ്യക്തിയെ പോലീസ് പിടികൂടി. കാക്കനാട് സൈബർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് താരത്തിന്റെ പരാതി കിട്ടിയ ഉടനെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടിയത്. സാധിക തന്നെയാണ് ഇക്കാര്യം സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റര്‍ ഷോക്കേറ്റ് മരിച്ചു: സംവിധായകന്‍ ശങ്കറും സംഘട്ടന സംവിധായകനും കസ്റ്റഡിയില്‍ സ്റ്റണ്ടുകൾക്ക് പ്രാധാന്യം ഉള്ള ചിത്രങ്ങൾ ആണ് കന്നടയിൽ കൂടുതലും നിർമ്മിക്കപ്പെടുന്നത്. കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ സിനിമയിൽ വരുന്ന പെൺകുട്ടികൾ കുരുക്കിൽ വീഴുന്നത് ആ രണ്ട് കാര്യത്തിൽ; എന്നാൽ എനിക്ക് അബദ്ധം പറ്റിയത് മറ്റൊരു കാരണം കൊണ്ട്; മൈഥിലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ മൈഥിലി ശരിയായ പേര്‌ ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. 2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ ദിലീപിന്റെ ആദ്യ പ്രതിഫലം എത്രയെന്നോ? വര്‍ഷങ്ങള്‍ക്കിപ്പുറം കോടികള്‍ വാങ്ങുന്ന നടന്‍ വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു എന്റെ കൂടെ ഇഴുകിച്ചേർന്ന് അഭിനയിക്കാൻ നായകന്മാർക്ക് ഭയം; അവസാനം സംവിധായകനോട് പരാതി പറഞ്ഞു; തപ്‌സി പന്നു തുറന്ന് പറയുന്നു 2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തനിക്ക് തന്റെ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒട്ടേറെ കഥാപാത്രങ്ങൾ നിനക്ക് ഈ വീട്ടില്‍ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട് നീ എന്റെ ഈഡന്റെ മകനാണ്, ഹൈബി ഈഡന്റെ കുറിപ്പ് വൈറലാകുന്നു ! സിനിമ ജീവിതത്തില്‍ അമ്ബത് വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ച്‌ നിരവധി പേരാണ് എത്തുന്നത്. സിനിമ മേഖലയില്‍ നിന്നും പുറത്ത് നിന്നും പലരും അഭിനന്ദനം അറിയിച്ച്‌ രംഗത്തെത്തി. ഇപ്പോള്‍ ഹൈബി ഈഡന്‍ എംപി മമ്മൂട്ടിയെ ലൂസിഫര്‍ ഹിന്ദിയില്‍ 8-എപ്പിസോഡ് ഉളള മിനിസിരീസ് ആകുന്നു: പൃഥ്വിരാജ്..സംഭവം ഇങ്ങനെ ലൂസിഫറിന് ശേഷം മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ. ഇപ്പോളിതാ ലൂസിഫറിനെ 8-എപ്പിസോഡ് മിനിസിരീസ് ആക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അതും ഹിന്ദിയില്‍. ‘ഹിന്ദിയില്‍ ലൂസിഫറിനെ 8-എപ്പിസോഡ് ഗായത്രിയെ ഞാൻ കെട്ടുമ്പോൾ രണ്ടു വർഷം തികക്കില്ല എന്നും മക്കൾ ഉണ്ടാകില്ല എന്നും പലരും പറഞ്ഞു; ഇപ്പോൾ 14 വർഷങ്ങൾ കഴിഞ്ഞു..പക്രു പറയുന്നു ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ മലയാള സിനിമാലോകത്തെ ഒരു ഹാസ്യനടനാണ്. ഉണ്ടപക്രു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് പുതപ്പിനെ വസ്ത്രമാക്കി തുടകാട്ടി ഒരു ഫോട്ടോഷൂട്ട്; ഇത്തരം യൂട്യൂബ് തലക്കെട്ടുകൾ ശെരിയാണോ; ഇനിയ പറയുന്നത് ഇങ്ങനെ നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്? ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ് എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ 16ാം വയസില്‍ തന്റെ കാമുകി വ‌ഞ്ചിച്ചു; ഷോക്കില്‍നിന്ന് കരകയറാന്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; തുറന്ന് പറച്ചിലുമായി വില്‍സ്മിത്ത് കാവലിനൊപ്പം തിയറ്ററിൽ എത്താനിരിക്കുന്ന സുരേഷ് ആൻഡ് രമേഷിന് തീയറ്റർ കിട്ടിയില്ല; റിലീസ് മാറ്റി വെച്ചു; സംഭവം ഇങ്ങനെ 14000 ഷോകൾ; ഒറ്റ ദിവസം കൊണ്ട് 50 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ; മരക്കാർ എത്തുന്നത് റെക്കോർഡുകൾ വാരിക്കൂട്ടാൻ; സംഭവം ഇങ്ങനെ ചുരുളിയുടെ ഷൂട്ടിംഗ് കാണണമെന്ന് ആഗ്രഹം; ഒടുവിൽ ഡയലോഗ് കേട്ട് ചിതറിയോടി ടീച്ചറും കുട്ടികളും; അനുഭവം തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി; സംഭവം ഇങ്ങനെ എന്റെ അടിവസ്ത്രം കാണിക്കുവാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര; സംഭവം ഇങ്ങനെ വേണ്ടാത്ത ഒരുപാട്, ഒരുപാട് രംഗങ്ങൾ ചിത്രീകരിക്കും. സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രമേ കാണൂ. തുറന്ന് പറഞ്ഞ് നടി നമിത. – VIRAL JUNCTION അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കൂടുതലും തനിക് ഇഷ്ടം ഇത്തരത്തില്‍ ഉള്ള സിനിമകളാണ്..എല്ലാ സിനിമകളും ഇനി ചെയ്യില്ല. നടി ഭാവന സെലക്ടീവാകാൻ തീരുമാനിച്ചു. 56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി… അന്ന രാജന്റെ ക്യൂട്ട് ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആവുന്നു ആരാധകര്‍ക്ക് പുത്തന്‍ സമ്മാനവുമായി പ്രിയ താരം സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ?? ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും ഉറപ്പാ.. Home/Uncategorized/വേണ്ടാത്ത ഒരുപാട്, ഒരുപാട് രംഗങ്ങൾ ചിത്രീകരിക്കും. സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രമേ കാണൂ. തുറന്ന് പറഞ്ഞ് നടി നമിത. വേണ്ടാത്ത ഒരുപാട്, ഒരുപാട് രംഗങ്ങൾ ചിത്രീകരിക്കും. സിനിമ ഇറങ്ങുമ്പോൾ ഐറ്റം ഡാൻസ് മാത്രമേ കാണൂ. തുറന്ന് പറഞ്ഞ് നടി നമിത. തമിഴ്, തെലുങ്ക് സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച് നിരവധി ആരാധകരെയാണ് നടി നേടിയെടുത്തത്. മലയാളത്തിൽ ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി. ഗ്ലാമർ വേഷങ്ങളിലൂടെ നിരവധി ആരാധകരെ നേടിയ തെന്നിന്ത്യൻ നടിയാണ് നമിത കപൂർ. ജമിനി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് നമിത. പിന്നീട് പുലിമുരുകനിലും ഒരു പ്രധാന വേഷം ചെയ്തു. എന്നാൽ ഗ്ലാമർ വേഷങ്ങളാണ് നടി ചെയ്തത്. യുവാക്കളുടെ ആരാധനാപാത്രമായിരുന്നു താരം. അഭിനയത്തോടൊപ്പം ചേരുന്ന സൗന്ദര്യവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഭൂതകാലത്തെ കുറിച്ചും വാർത്തകളിലെ പ്രധാന കാര്യങ്ങളെ കുറിച്ചും താരം പറയുന്നു. താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് താരം നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 2010 മുതൽ അഞ്ച് വർഷമായി താൻ കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് താരം അവസാനമായി വെളിപ്പെടുത്തി. താൻ മലയാള സിനിമയെ വളരെയധികം സ്നേഹിക്കുന്നുവെന്നും പൃഥ്വിരാജാണ് മലയാളത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നമിത പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താങ്കളാണ് പ്രധാന കഥാപാത്രമെന്ന് പറഞ്ഞ് ചില സംവിധായകർ നിങ്ങളെ സിനിമയിലേക്ക് വിളിക്കും. ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കും. ഒരു ഐറ്റം സോങ് സീനും ഇതോടൊപ്പം ചിത്രീകരിക്കും. സിനിമ പുറത്തിറങ്ങുമ്പോൾ മറ്റ് ഭാഗങ്ങൾ ഒഴിവാക്കി ആ ഗാനം മാത്രം ഉൾപ്പെടുത്തും. ഇത്തരം അനുഭവങ്ങൾ തനിക്ക് പലതവണ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ഞാൻ ഐറ്റം സോങ്ങ് മാത്രമേ ചെയ്യൂ എന്ന് പ്രേക്ഷകർ വിചാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നടി തടിച്ചാലും മെലിഞ്ഞാലും ഉടൻ കമന്റുകൾ വരും. കഴിഞ്ഞ 15 വർഷമായി തനിക്ക് പലതരത്തിലുള്ള ബോഡി ഷെയ്മിംഗ് അനുഭവപ്പെടുന്നുണ്ടെന്നും നടി വെളിപ്പെടുത്തി. Previous മെയ്യ് വഴക്കം കണ്ടു അമ്പരന്ന് കാഴ്ചക്കാര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സോനാ നായരുടെ തകര്‍പ്പന്‍ ഡാന്‍സ് വൈറലായി വീഡിയോ…. Next ഫോര്‍ട്ട്‌കൊച്ചി വഴിയോരത്തുടെ ബിസ്ക്കറ്റും കയ്യില്‍ പിടിച്ച് ഒരു പിഞ്ചു ബാലന്‍ അവസാനം സംഭവിച്ചത് ഇങ്ങനെ.. അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. Advertisement നീ ഒടിഞ്ഞു പോകും മോനെ എന്ന് Advertisement വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ … അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. 1000 തിലധികം കേന്ദ്രങ്ങളിൽ കുരുന്നുകൾ ഓണം ബക്രീദ് ആഘോഷങ്ങളുടെ സമാപനവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ ഗുരു സ്മരണകളുമായി "മഹത് ജന്മങ്ങൾ മാനവനന്മക്ക് "എന്ന സന്ദേശവുമായാണ് കുട്ടികൾ ഒത്തുചേർന്നത് ഒരുമയുടെ മഹോത്സവങ്ങൾ എന്ന് പേരിട്ട ഈ കുട്ടികളുടെ ഒത്തുചേരലിലും ഘോഷയാത്രകളിലുമാ മായി പതിനായിരങ്ങൾ പങ്കെടുത്തു സംസ്ഥാന സെക്രട്ടറി എം കെ ബിബിൻരാജ് എറണാകുളത്തെ കൂത്താട്ടുകുളത്തും കൺവീനർ എം പ്രകാശൻ മാസ്റ്റർ കണ്ണൂരിലെ മാഹിയിലും പ്രസിഡന്റ് ദിഷ്ണ പാറപ്പുറത്തും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ് തിരുവനന്തപുരത്തെ വലിയവിളയിലും, കോ ഓർഡിനേറ്റർ കെ മുസമ്മിൽ വളാഞ്ചേരിയിലും പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ വെളിയത്തും ഗാനരചയിതാക്കളായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മലപ്പുറത്തെ കരുളായിയിലും രാജീവ് ആലുങ്കൽ ആലപ്പുഴയിലെ തകഴിയിലും പ്രശസ്ത നാടകനടി നിലമ്പുർ ആയിഷ തിരൂരിലും കെ ബി ഗണേഷ്‌കുമാർ mla പത്തനംതിട്ടയിലെ പള്ളിക്കലും അഡ്വ. ഐഷ പോറ്റി mla കൊട്ടാരക്കരയിലും sfi നേതാവ് പ്രതിൻ സാജ് കാസർകോട്ടും ബാലസംഘം സംസ്ഥാന ഉപഭാരവാഹികളായ അജയ് അശോക് വിഴിഞ്ഞത്തും ശ്യാമിലി വട്ടപ്പാറയിലും ജോർജ്ജ് പി ജോസഫ് എറണാകുളത്തും പി കൃഷ്ണൻ കല്ലുവാതുക്കലും കുട്ടികൾക്കൊപ്പം ഒരുമയുടെ മഹോത്സവങ്ങളിൽ പങ്കാളികളായി ഒത്തുചേർന്ന മുഴുവൻ കൂട്ടുകാരെയും ബാലസംഘം സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു. എ പി വർക്കി സ്മാരക മന്ദിരം എ കെ ജി സെന്ററിന് എതിർവശം Category Select പാചക കുറിപ്പ് കുറിപ്പുകള്‍ ചിത്രങ്ങള്‍ അനുഭവങ്ങള്‍ കുട്ട്യോളുടെ മാഷ് അഭിമുഖം കാർട്ടൂൺ നാടകം പരിപാടികൾ വാർത്തകൾ വിവരണങ്ങള്‍ ലേഖനങ്ങള്‍ പരീക്ഷണങ്ങള്‍ കണക്കിലെ കളികള്‍ ശാസ്ത്രവെളിച്ചം കളിക്കൂട്ടം പുസ്തക പരിചയം കഥ കവിത മുഖമൊഴി uncategorized ‘സ്വര്‍ഗ്ഗത്തിലിരുന്ന പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നീയും പരിപൂര്‍ണനാവാന്‍ യത്‌നിക്കുക്ക’ എന്നൊരു ഉദ്‌ബോധമുണ്ടല്ലോ. പരിപൂര്‍ണനാവാന്‍ വേണ്ട ശക്തി അവനില്‍ത്തന്നെ അന്തലീനമായിരിക്കുന്നു. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര നമ്മില്‍ കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുക, ഉദ്ദീപിപ്പിക്കുക. പ്രകാശപൂര്‍ണമായ ഒരു വഴിത്താരയിലൂടെ അതിനെ നയിച്ച് പരമാനന്ദത്തെ പ്രാപിക്കുക. യോഗവിദ്യ അതിനുസഹായിക്കുന്നു. ഭാരതീയമഹര്‍ഷിമാര്‍ ആവിഷ്‌കരിച്ച വിവിധ യോഗാമാര്‍ഗങ്ങളെപ്പറ്റിയും സാമൂഹിക മനുഷ്യന് യോഗം ശീലിക്കുന്നതിനുള്ള ലളിതമായ അഭ്യാസങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ഇരിങ്ങാലക്കുട-ഡിസ്റ്റിലറി അഴിമതി അന്വേഷിക്കുക,പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കള്ളക്കളി അവസാനിപ്പിക്കുക,റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.യു ഡി എഫ് ചെയര്‍മാന്‍ ടി കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ധര്‍ണ്ണ മുന്‍ എം.എല്‍ .എ പി .എ മാധവന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ. എം .എസ് അനില്‍ കുമാര്‍ ,കെ .എ റിയാസുദ്ദീന്‍ ,പി .ബി മനോജ് ,ഡോ മാര്‍ട്ടിന്‍ പോള്‍ ,ടി .വി ചാര്‍ലി ,വര്‍ഗ്ഗീസ് പുത്തനങ്ങാടി ,ആന്റൊ പെരുമ്പുള്ളി ,സോണിയാ ഗിരി ,നിമ്യ ഷാജു,റോക്കി ആളൂക്കാരന്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു വെള്ളാങ്ങല്ലൂരിൽ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ യുവജന സംഗമം സംഘടിപ്പിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി ശബരിമല മേല്‍ശാന്തിയായിരുന്ന മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഇരിങ്ങാലക്കുടയില്‍ ആദരം മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്. എസ് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019 ചെന്നൈ വിഗ്നേഷ് ഈശ്വര്‍ കര്‍ണ്ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചു റസിഡൻസ് അസോസിയേഷൻ നിർമ്മിച്ച വീട് കൈമാറി….. കരുനാഗപ്പള്ളി നഗരസഭ 16-ാം ഡിവിഷനില്‍പ്പെട്ട പടനായർകുളങ്ങര തെക്കും മുറിയില്‍ താമസക്കാരനായ സംഗീതാഭവനില്‍ പപ്പന്റെ മരണത്തെതുടര്‍ന്ന് അനാഥരായ ഭാര്യ മായയ്ക്കും അവരുടെ പ്രായപൂര്‍ത്തിയായ 2 പെണ്‍മക്കള്‍ക്കും അന്തിയുറങ്ങാന്‍ സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ നിർമ്മിച്ചു നൽകിയ വീട് കൈമാറി. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. പവിത്രന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വച്ച് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ. സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇ. സീനത്ത് മുഖ്യപ്രഭാഷണം നടത്തി. സ്‌നേഹതീരം റസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി എ. രവി സ്വാഗതം പറഞ്ഞു.നഗരസഭാ കൗണ്‍സിലര്‍മാരായ എം.കെ. വിജയഭാനു, ശാലിനി കെ. രാജീവ്, സി. വിജയന്‍പിള്ള, രക്ഷാധികാരികളായ ഡോ: കെ. പരമേശ്വരന്‍പിള്ള, ഡോ: കണ്ണന്‍, കരുമ്പാലില്‍ ഡി. സദാനന്ദന്‍, രാജൻ ചിങ്ങവന എന്നിവർ സംസാരിച്ചു. നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com LIKE, SHARE SUPPORT ! ← കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ തുറന്ന വായനശാല തുടങ്ങി…. കരുനാഗപ്പള്ളി വള്ളിക്കാവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബ്യൂട്ടി സലൂൺ ഉദ്ഘാടനം ചെയ്തു…. → നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ അനുശോചന യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ… അവാർഡുദാനം സംഘടിപ്പിച്ചു… കരുനാഗപ്പള്ളിയിലെ ശോചനീയമായ റോഡ്…. വാഴ നട്ട് പ്രതിഷേധിച്ചു…. പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു… ഹൈവേയുടെ നടുക്ക് വലിയ കുഴി…. യാത്രക്കാർ ദുരിതത്തിൽ …. സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്…. മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം…. ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ…. മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ…. സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു…. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു…. ഭാരതീയ മനുഷ്യാവകാശ സമിതി കരുനാഗപ്പള്ളിയിൽ യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു… അധ്യാപക ഒഴിവ്…. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…. ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ…. കേരളത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ക്രിക്കറ്റ്‌ ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ…. ബോബി ചെമ്മന്നൂർ ഉദ്ഘാടനം ചെയ്യുന്നു…. ഗുരുവായൂർ ഗുരുവായൂരിലെ മുതിര്‍ന്ന പൗരൻ മാരുടെ കൂട്ടായ്മ സ്നേഹ സ്പര്‍ശ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സീനിയര്‍ അദാലത്തിന് തുടക്കമായി.മഹാരാജ ദര്‍ബാര്‍ ഹാളില്‍ നടന്ന സീനിയര്‍ അദാലത്തിന്‍റെ ഉദ്ഘാടനം ചാവക്കാട് കോടതി സബ് ജഡ്ജ് കെ.എൻ ഹരികുമാര്‍ നിര്‍വ്വഹിച്ചു. സ്നേഹസ്പര്‍ശം കൂട്ടായ്മ പ്രസിഡന്‍റ് ആര്‍.വി അലി അദ്ധ്യക്ഷത വഹിച്ചു. ദില്ലി: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും. നാളെ ഷില്ലോങിൽ മുകുൾ സാങ്മ വാർത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു. കോൺഗ്രസ് നേതാവ് കീർത്തി ആസാദും മുൻ ഹരിയാന പിസിസി അധ്യക്ഷൻ അശോക് തൻവാറും പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. തന്റെ പാർട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് നേരത്തെ മമത ബാനർജി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കൾ പഞ്ചാബിലെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് അവർക്ക് ഒറ്റരാത്രി ഏറ്റവും വലിയ അഘാതം നൽകി മമത ബാനർജി പാർട്ടി പിളർത്തിയിരിക്കുന്നത്. ഇതോടെ ഒറ്റരാത്രി കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നേട്ടം സ്വന്തമാക്കാനും മമതയ്ക്ക് കഴിയും. ദീർഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാങ്മയുടെ കൂറുമാറ്റമെന്നതും പ്രധാനമാണ്. നേരത്തെ തന്നെ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളിയിരുന്നു. കഴിഞ്ഞ തവണ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ ദില്ലിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഈജിപ്‌തില്‍ ഐ‌എസ് ഭീകരരുടെ ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവ കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുവാന്‍ തുടങ്ങി. ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. ഈജിപ്‌തിലെ ക്രൈസ്‌തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുമെന്ന്‌ ഐഎസ്‌ നേരത്തെ വീഡിയോ പുറത്തിറക്കിയിരിന്നു. ഏതാനും ആഴ്ചകള്‍ക്കിടെ ഏഴ്‌ കോപ്റ്റിക് ക്രൈസ്തവരെയാണ് ഐ‌എസ് വധിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ക്രൈസ്തവര്‍ പലായനം ചെയ്യുന്നത്. സൂയസ്‌ കനാല്‍ തീരത്തുള്ള ഇസ്‌മയിലിയ നഗരത്തിലെ ക്രൈസ്‌തവ ദേവാലയത്തില്‍ അഭയം തേടിയവര്‍ നിരവധിയാണ്‌. കുഞ്ഞുങ്ങളെ കൊണ്ട്‌ ഉടുവസ്‌തങ്ങള്‍ മാത്രമായാണ്‌ ഇവര്‍ രക്ഷപ്പെട്ടത്‌. ഐ‌എസ് ഭീഷണി ഉയര്‍ത്തുന്ന വീഡിയോ വന്നതിനു പിന്നാലെ ഉത്തര സീനായിലെ അല്‍ അരീഷ്‌ പട്ടണത്തില്‍ ഒരു കുടുബത്തിലെ രണ്ടു പേരെ വെടിവെച്ചുകൊന്ന്‌ മൃതദേഹങ്ങള്‍ കത്തിച്ച്‌ റോഡ് അരികില്‍ തള്ളിയിരിന്നു. ഇതിനിടെ പ്ലംബിംഗ്‌ ജോലി ചെയ്യുന്ന ക്രൈസ്‌തവനെ ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട്‌ നിഷ്‌ഠൂരം വെടിവെച്ചു കൊന്നെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇസ്‌മായിലിയയിലെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ ചുരുങ്ങിയത്‌ 250 പേരെങ്കിലും അഭയം തേടിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. അല്‍ അരീഷില്‍ ചില ഇടവകകളിലെ ക്രൈസ്‌തവ നേതാക്കളെ ഐ‌എസ് വധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. ക്രൈസ്‌തവര്‍ക്കെതിരെ ഇത്രയും ശക്തമായി സംഘടിതമായ രീതിയില്‍ ആക്രമണങ്ങള്‍ അടുത്ത കാലം വരെ ഉണ്ടായിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. സീനായില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന നരഹത്യ വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികളെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. നൈജീരിയയില്‍ വീണ്ടും ഇസ്‌ലാമിക ഭീകരരുടെ കൂട്ടക്കൊല: 110 മരണം 0 പാസ്റ്റർ ജോർജ്ജ്‌ ബേബി നിത്യതയിൽ 0 സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കൊവിഡ്: 21 മരണം, 7723 പേര്‍ക്ക് രോഗമുക്തി 0 World ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍ Indian ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം നടക്കുന്ന കാണ്‍പൂര്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ മുന്‍കൈ എടുത്ത് ഐപിഎസ് ഓഫീസറും അഭിനന്ദിച്ച് സോഷ്യല്‍മീഡിയ Indian ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് കോടതി ആഴ്ചയിലൊരുക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി Indian കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം Kerala പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു പ്രതികള്‍ ഒളിവില്‍ 1 GBP=0 INR 1 USD=0 INR 1 AED=0 INR 1 SAR=0 INR 1 QAR=0 INR 1 KWD=0 INR 1 OMR=0 INR 1 BHD=0 INR 1 AUD=0 INR 1 CAD=0 INR 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി വാണി വിശ്വനാഥ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് ദി ക്രിമിനല്‍ ലോയര്‍' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാള സിനിമയിലെ താരദമ്പതിമാരായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയസൈറ, സിന്ധു മനുവര്‍മ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും. സുരേഷ് ഗോപി അങ്കിളിന് നേരെ നിന്ന് ഡയലോഗ് പറയാന്‍ തുടങ്ങിയപ്പോള്‍ പേടിയായി, എല്ലാം തെറ്റിപ്പോയി; കാവലിലെ അഭിനയത്തെക്കുറിച്ച് പത്മരാജ് രതീഷ് ലീന മരിയ പോളിന്റെ ഭര്‍ത്താവിനൊപ്പം ജാക്വിലിന്റെ സ്വകാര്യ ചിത്രം പുറത്ത് പിന്നാലെ നടിയെ ചോദ്യം ചെയ്ത് ഇഡി സിക്‌സ് പാക്ക് കാണിക്കാന്‍ ഷാരൂഖ് ഷര്‍ട്ട് ഊരുമ്പോള്‍ തന്നെ അടുത്തിരിക്കുന്ന ബക്കറ്റില്‍ ഞാന്‍ ഛര്‍ദ്ദിക്കുമെന്ന് ഫറ ഖാന്‍ നിലത്ത് കിടക്കുന്ന പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് വിനായകന്‍; കമന്റ്‌ബോക്‌സില്‍ ചീത്തവിളി അമ്മയെന്ന രീതിയില്‍ വേദനിച്ചിട്ടുണ്ട് പ്രണവിനെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍ സെറ്റില്‍ അച്ഛന്‍ പെരുമാറിയ രീതി തന്നെയാണ് തനിക്കുമെന്ന് എല്ലാവരും പറയുന്നു രാജന്‍ പി ദേവിന്റെ മകന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ആ പഴയ മമ്മൂക്കയെ തിരിച്ചു കൊണ്ടുവരാനാണ് ആഗ്രഹം; വണ്‍ സംവിധായകനൊപ്പം മമ്മൂട്ടിയുടെ പുതിയ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസിലെ ആദായനികുതി പരിശോധന ഫെയ്‌സ്ബുക്ക് പോസ്റ്റാക്കി വിനായകന്‍; മനസിലാകുന്നില്ലെന്ന് കമന്റുകള്‍ ആര്യന് ഉപദേശം നല്‍കാന്‍ ലൈഫ് കോച്ച്; വിവാഹമോചന സമയത്ത് ഹൃത്വികിനെ സഹായിച്ച അര്‍ഫീനെ നിയമിച്ച് ഷാരൂഖ് ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ ജയസൂര്യ മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതല്‍ ആഴ്ചയില്‍ 15 വിമാനങ്ങള്‍ യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ് കൊറോണ വൈറസ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ബ്രിട്ടണെ ഞെട്ടിച്ചുകൊണ്ട് പുതിയ വാര്‍ത്ത; ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19; 71 കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം; വിറങ്ങലിച്ച് ബ്രിട്ടണ്‍ യുകെ മലയാളി അഹങ്കാരത്തില്‍ കൊറോണ പരിശോധനയ്ക്ക് വഴങ്ങിയില്ല; താന്‍ യുകെയില്‍ കൊറോണ ടെസ്റ്റ് ചെയ്തതിലും വലുതല്ല ഇന്ത്യയെന്ന ദരിദ്രരാജ്യത്തെ ടെസ്‌റ്റെന്ന് ആക്രോശം; രോഗമുണ്ടെന്ന് സംശയിക്കുന്ന ആള്‍ കാറില്‍ കറങ്ങി; ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനുഭവം ഓസ്‌ട്രേലിയക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഉടന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുക; ഇല്ലെങ്കില്‍ കൊറോണ ഭീഷണിയില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്; തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന Select Book Name ഉല്പത്തി പുറപ്പാടു് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ രൂത്ത് ശമൂവേൽ ശമൂവേൽ രാജാക്കന്മാർ 1 രാജാക്കന്മാർ 2 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമ ഗീതം യെശയ്യാ യിരേമ്യാവു വിലാപങ്ങൾ യേഹേസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യാവു യോനാ മീഖാ നഹൂം ഹബക്കൂക് സെഫന്യാവു ഹഗ്ഗായി സെഖർയ്യാവു മലാഖി മത്തായി മർക്കൊസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ കൊരിന്ത്യർ 1 കൊരിന്ത്യർ 2 ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ തെസ്സലൊനീക്യർ 1 തെസ്സലൊനീക്യർ 2 തിമൊഥെയൊസ് 1 തിമൊഥെയൊസ് 2 തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് പത്രൊസ് 1 പത്രൊസ് 2 യോഹന്നാൻ 1 യോഹന്നാൻ 2 യോഹന്നാൻ 3 യൂദാ വെളിപ്പാടു “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു. വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവന്നു വാതിൽ കാവൽക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും. ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല. യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു. ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി. അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു. അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു. യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു. യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു. യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”. അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി. അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു. പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു. എഡ്ഗാർ ഡേവിഡ്സ് വാഴ്ത്തപ്പെടാതെ പോയ മിഡ്ഫീൽഡ് മാസ്റ്റർ Goal Malayalam Sports എഡ്ഗാർ ഡേവിഡ്സ് വാഴ്ത്തപ്പെടാതെ പോയ മിഡ്ഫീൽഡ് മാസ്റ്റർ Goal Malayalam Sports എഡ്ഗാർ ഡേവിഡ്സ് ” വാഴ്ത്തപ്പെടാതെ പോയ മിഡ്ഫീൽഡ് മാസ്റ്റർ “ എഡ്ഗാർ ഡേവിഡ്സ് ” വാഴ്ത്തപ്പെടാതെ പോയ മിഡ്ഫീൽഡ് മാസ്റ്റർ “ ഒരു ഡിഫെൻസീവ് മിഡ്ഫീൽഡർ എന്നതിലുപരി പ്രതിരോധമാണെങ്കിലും, ആക്രമണമാണെങ്കിലും അനിയത്രിതമായ പോരാട്ട വീര്യത്തിലൂടെ മൈതാനത്തിന്റെ ഏതൊരു കോണിലും കാണാൻ കഴിഞ്ഞിരുന്ന, ഒരു കാലത്ത് ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച തളരാത്ത പോരാളി.ഉയരം കൊണ്ട് അനുഗ്രഹീതനല്ലെങ്കിലും, കരുത്തുറ്റ ശരീരവും, കമാൻഡിങ് സ്റ്റൈൽ കളിയും കൊണ്ട് “Pitbull” എന്ന് ലൂയിസ് വാൻഗാൾ പേര് ചാർത്തിയ വാഴ്ത്തപ്പെടാതെ പോയ താരം എഡ്ഗാർ ഡേവിഡ്സ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഘടകം കൂടി ഇവിടെ സൂചിപ്പിക്കുന്നു അത് അദ്ദേഹം മത്സരങ്ങൾക്കിറങ്ങുമ്പോൾ മുഖത്ത് കാണാറുള്ള അദ്ദേഹത്തിന്റെ ഐകണിക് കണ്ണട തന്നെ പ്രത്യേകിച്ചും ഹോളണ്ടിന്റെ മത്സരങ്ങൾ ആണെങ്കിൽ ഓറഞ്ച് നിറമുള്ള കണ്ണട കൂടി ചേരുമ്പോൾ കൂടുതൽ ആകർഷണീയമായി കളിക്കളത്തിൽ ശ്രദ്ധ പിടിക്കുമ്പോൾ. അതൊരു സ്റ്റൈലിന് മാത്രമായി അദ്ദേഹം ഉപയോഗിച്ചതാണെന്നും തെറ്റിദ്ധരിച്ചവർ ഉണ്ട്. സത്യത്തിൽ അയാളുടെ രോഗ അവസ്ഥക്ക് പരിഹാരമായി ഡോക്റ്ററുടെ നിർദ്ദേശമനുസരിച്ചായിരുന്നു അത്തരം കണ്ണടകൾ ഡേവിഡ്സ് ഉപയോഗിച്ച് തുടങ്ങിയത്. ഗ്ലോക്കോമ എന്ന രോഗാവസ്ഥയാണ് ഇതിന് കാരണം, ജനിതകമോ മറ്റ് കാരണങ്ങളാലോ കണ്ണിലെ ഒപ്റ്റിക് നാഡി കേടാകുകയും തന്മൂലം കണ്ണിൽ അനുഭവപ്പെടുന്ന അമിതമായ ചൂടും അതോടൊപ്പം കാഴ്ച പരിമിതപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ഈ അവസ്ഥയ്ക്ക് പ്രത്യേക ചികിത്സ ഇല്ല, നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. അതിനുള്ള പരിഹാരമായിട്ടായിരുന്നു ഇത്തരം കണ്ണടകളുടെ ഉപയോഗം.അയാക്സിൽ വെച്ച് ഇത്തരം പ്രശ്നം അലട്ടിയപ്പോൾ തലയിൽ ചുറ്റിവെക്കാവുന്ന തരത്തിൽ സാധാരണ ഗ്ലാസ്സുമാണിഞ്ഞു ഒരു മത്സരത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും, അത് റിസ്‌ക് ആയി തോന്നിയതിനാൽ പിന്നീട് ഉപേക്ഷിച്ചു. മഞ്ഞിൽ കുതിർന്ന പോരാട്ടത്തിൽ വിജയം നേടി മാഞ്ചസ്റ്റർ സിറ്റി ;… എങ്കിലും തന്റെ കണ്ണിലെ പ്രശ്നം തുടർന്നതിനാൽ ഡോക്റ്ററുടെ കർശന നിർദ്ദേശത്തെ തുടർന്ന് 1999 സെപ്റ്റംബർ 4ന് ബെൽജിയവുമായി നടന്ന ഫ്രണ്ട്ലി മത്സരത്തിൽ ആയിരുന്നു എഡ്ഗാർ ഡേവിഡ്സ് തന്റെ ഐക്കണിക് കൂളിംഗ് ഗ്ലാസുകൾ ആദ്യമായി ധരിച്ചിറങ്ങിയത്. 5-5 ൽ കലാശിച്ച മത്സരഫലത്തിൽ 2 ഗോളും 2 അസിസ്റ്റും ഡേവിഡ്സ് നേടുകയും ചെയ്തിരുന്നു.എന്നിട്ടും, ഗ്ലോക്കോമ കാരണം തന്റെ പ്രകടനത്തെ തളർത്താൻ അനുവദിക്കാതെ ഡേവിഡ്സിന് തന്റെ കരിയറിന്റെ ഭൂരിഭാഗവും കളിക്കാൻ കഴിഞ്ഞു, അദ്ദേഹം ഒരു ശക്തമായ വ്യക്തിത്വമാണെന്ന് അത് കളിക്കളത്തിലൂടെയും തെളിയിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നാളെ സംസ്ഥാനത്ത് ഇന്ന് 4,350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക ഒമൈക്രോണ്‍ വ്യാപനം കൂടുന്നു, കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍, രാജ്യാതിര്‍ത്തികള്‍ അടച്ച്‌ ഇസ്രയേല്‍ 42-ാമത് ഗൾഫ് സഹകരണ കൗൺസില്‍ (ജിസിസി) ഉച്ചകോടി അടുത്ത മാസം സൗദിയില്‍ നടക്കും യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ- സാംസകാരിക-രാഷ്ട്രീയ-സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്. സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു. 2012-ലെ ദിനാചരണത്തിനു ആതിഥേയത്വം വഹിച്ചതു സ്പെയിനാണ്. യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം ഗുണങ്ങൾ സാമൂഹ്യ ലോക ടൂറിസം ദിനം: സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ ടൂറിസം മന്ത്രിയുമായി ആശയങ്ങൾ പങ്കുവച്ച് മോഹൻലാൽ ലോക ടൂറിസം ദിനത്തിൽ ആശയങ്ങൾ പങ്കുവച്ച് മോഹൻലാലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച വ്യക്തിയെന്ന നിലയിൽ സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ മന്ത് ഇന്ന് ലോക ടൂറിസം ദിനം: രണ്ട് ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി കേരളാ ടൂറിസം വകുപ്പ് ന്യൂഡല്‍ഹി സംസ്ഥാന ടൂറിസം വകുപ്പ് രണ്ട് ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി 201718 വര്‍ഷത്തെ കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ലോക ടൂറിസം ദിനത്തിലെ ഈ അവാര സഹകരണ സംഘങ്ങള്‍ക്ക് മേല്‍ നിയന്ത്രണം തുടരുമെന്ന് ആര്‍.ബി.ഐ തിരുവനന്തപുരം സഹകരണ സംഘങ്ങള്‍ക്ക് മേല്‍ നിയന്ത്രണം തുടരാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് വ്യക്തമാക്കി റി പാര്‍ലിമെന്റിലേക്ക് കര്‍ഷര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി ന്യൂഡല്‍ഹി കാര്‍ഷിക നിയമങ്ങളില പ്രതിഷേധിച്ച്‌ പാര്‍ലിമെന്റിലേക്ക് കര്‍ഷര്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റി പാര്‍ലിമെന്റ് സമ്മ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത തിരുവനന്തപുരം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു നവംബര്‍ 25 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് തെക ആരെയും ഞെട്ടിക്കുന്ന യൂട്യൂബ് വളര്‍ച്ചയുടെ കഥ  202122 വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന് വരുമാനത്തില്‍ 40 ശതമാനത്തിലധികം വര്‍ധന 6190 കോടി യുഎസ് ഡോളറാണ് രണ്ടാം പാദത്തില്‍ ആല്‍ഫബറ്റിന്റെ വരുമാനം ദീപാവലി ആഘോഷം; മൂന്നാം ദിവസവും മലിനവായുവില്‍ മുങ്ങി ഡല്‍ഹി, ജനജീവിതം ദുസ്സഹമാവുന്നു ന്യൂഡല്‍ഹി മലിനവായുവില്‍ മുങ്ങിയ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞും മൂടല്‍ മഞ്ഞിന്റെ സാന്നിധ്യവും മൂലം മൂന്നാം ദിവസവും ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹമാവുന്നു അതിരുവിട്ട ദീപാ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വരുടെ ഭീഷണി; മഥുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു, പ്രദേശത്ത് ഐപിസി 144 പ്രകാരം കര്‍ഫ്യൂ ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടൽ; നാളെ യൂത്ത് കോൺഗ്രസ് മാർച്ച് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ജിയോ;ജനപ്രിയ പ്ലാനുകളില്‍ 20 രൂപയിലേറെ വര്‍ദ്ധനവ് കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍: സര്‍വകക്ഷിയോഗത്തില്‍ നിന്നും വിട്ട് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഫിയയുടെ മരണം ഹൃദയഭേദകം മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരം ആവശ്യമില്ല. സേവനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജന സേവകനായാല്‍ മാത്രം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ‘ദൂരവും കാഴ്ചയും’ കൂടിച്ചേർന്ന് ടെലിവിഷൻ വന്ന വഴി ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റി നാലാമത് ജന്മവാർഷികം ജനിച്ചുപോയ കുലത്തിന്റെ പേരില്‍ ദൈവാലയങ്ങളില്‍ നിന്ന് തീണ്ടാപാടകലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ആയിരങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക പുരോഗമനത്തിലേക്കുള്ള നാഴികക്കല്ലുകളില്‍ ഒന്നായിരുന്നു 90 ആണ്ട് തികയുന്ന ഗുരുവായൂര്‍ സത്യഗ്രഹം ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വരുടെ ഭീഷണി; മഥുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു, പ്രദേശത്ത് ഐപിസി 144 പ്രകാരം കര്‍ഫ്യൂ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ജിയോ;ജനപ്രിയ പ്ലാനുകളില്‍ 20 രൂപയിലേറെ വര്‍ദ്ധനവ് കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍: സര്‍വകക്ഷിയോഗത്തില്‍ നിന്നും വിട്ട് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഫിയയുടെ മരണം ഹൃദയഭേദകം മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരം ആവശ്യമില്ല. സേവനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജന സേവകനായാല്‍ മാത്രം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒമിക്രോണിനെതിരെ വാക്സീൻ 100 ദിവസത്തിനകം വികസിപ്പിക്കുമെന്ന് ഫൈസറും, മൊഡേണയും ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന ഹിന്ദുത്വരുടെ ഭീഷണി; മഥുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചു, പ്രദേശത്ത് ഐപിസി 144 പ്രകാരം കര്‍ഫ്യൂ ശിശുക്ഷേമ സമിതിയിലെ രാഷ്ട്രീയ ഇടപെടൽ; നാളെ യൂത്ത് കോൺഗ്രസ് മാർച്ച് പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ ജിയോ;ജനപ്രിയ പ്ലാനുകളില്‍ 20 രൂപയിലേറെ വര്‍ദ്ധനവ് കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍: സര്‍വകക്ഷിയോഗത്തില്‍ നിന്നും വിട്ട് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഫിയയുടെ മരണം ഹൃദയഭേദകം മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികാരം ആവശ്യമില്ല. സേവനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജന സേവകനായാല്‍ മാത്രം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക വളരെ ശക്തിയേറിയ കാലുകളാണ് ഇവരുടെ പ്രധാന പ്രത്യേകത. ഈ കാലുകളുപയോഗിച്ച് വളരെ വേഗത്തില്‍ ഓടാനും ചാടാനുമെല്ലാം ഇവയ്ക്കാകും. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ ചാടാനും ഇവയ്ക്കാകും ശരീരത്തിലൊരു സഞ്ചിയുമായി ചാടി നടക്കുന്ന കംഗാരുക്കളെ കൂട്ടുകാർ കണ്ടിട്ടുണ്ടോ? പ്രധാനമായും ഓസ്ട്രേലിയയിൽ കാണപ്പെടുന്ന സഞ്ചി വർഗത്തിലുള്ള ഈ ജീവിയെക്കുറിച്ച് ചില വിവരങ്ങളറിഞ്ഞാലോ? * പ്രധാനമായും നാലിനം കംഗാരു വർഗങ്ങളാണ് ലോകത്തുള്ളത്. റെഡ് കംഗാരു, ഈസ്റ്റേൺ ഗ്രേ കംഗാരു, വെസ്റ്റേൺ ഗ്രേ കംഗാരു, ആന്റിലോപ്പൈൻ കംഗാരു എന്നിവയാണത്. റെഡ് കംഗാരുവാണ് ഈ കൂട്ടത്തിലെ വമ്പൻ. ചെറിയ മുൻകാലുകളും ബലമേറിയ പിൻകാലുകളുമാണ് ഇവരുടെ പ്രധാന പ്രത്യേകത. അതിന് പുറമേ വലിയ ചെവിയും ബലമുള്ള വാലും ഇവയ്ക്കുണ്ട്. പെൺ കംഗാരുക്കളുടെ വയറിന്റെ ഭാഗത്തായി ഒരു അറ/സഞ്ചിയുണ്ട്. ഈ സഞ്ചിയാണ് ഇവരെ മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. * കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഇവ കുറഞ്ഞത് 25 പേരെങ്കിലുമായാകും സഞ്ചരിക്കുക. പെൺ കംഗാരുക്കളും അവരുടെ കുട്ടികളുമാകും കൂട്ടത്തിലെ പ്രധാനികൾ. തങ്ങളുടെ സമീപത്ത് എന്തെങ്കിലും അപകടം മണത്താൽ കാലുകൊണ്ട് തറയിലിടിച്ച് കൂട്ടത്തിലുള്ളവർക്ക് സൂചന നൽകാനും ഇവ ശ്രദ്ധിക്കാറുണ്ട്. ആൺ കംഗാരുക്കൾ കൂട്ടത്തിലെ ഏത് പെൺ കംഗാരുവുമായും ഇണചേരും. ഇങ്ങനെ ഇണചേരാൻ ആൺ കംഗാരുക്കൾ തമ്മിൽ പോരാടാറുണ്ട്. * വളരെ ശക്തിയേറിയ കാലുകളാണ് ഇവരുടെ പ്രധാന പ്രത്യേകത. ഈ കാലുകളുപയോഗിച്ച് വളരെ വേഗത്തിൽ ഓടാനും ചാടാനുമെല്ലാം ഇവയ്ക്കാകും. മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ഒൻപത് മീറ്റർ ഉയരത്തിൽ ചാടാനും ഇവയ്ക്കാകും. ഇത് സ്വന്തം ഉയരത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. എന്നാൽ ഇവയ്ക്ക് പിന്നോട്ട് നടക്കാനറിയില്ല. ഓടുന്നതിന് ചാടുന്നതിനും പുറമേ നന്നായി നീന്താനറിയുന്ന ജീവികൂടിയാണ് കംഗാരുക്കൾ. * ദൂരയാത്രകൾ നടത്താത്ത ഇവ ചിലപ്പോഴൊക്കെ മോശപ്പെട്ട കാലാവസ്ഥയെ മറികടക്കാൻ ദീർഘദൂരം സഞ്ചരിക്കാറുമുണ്ട്. ഒരു വർഷം മൂന്നു കംഗാരു കുഞ്ഞുങ്ങളെ വരെ വളർത്താൻ പെൺ കംഗാരുകൾക്കാവും. സസ്യഭുക്കുകളായ ഇവ ചെടികളെയാണ് പ്രധാനമായും ഭക്ഷണമാക്കാറുള്ളത്. ആറു വർഷം വരെയാണ് ഇവയുടെ ആയുസ്സ്. സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്നവ 20 വർഷം വരെ ജീവിക്കാറുണ്ട്. ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട്‌ വീഡിയോ അത്ഭുതപ്പെടുത്തുന്ന പല സൃഷ്ടികളെയും ഒളിപ്പിച്ചിട്ടുള്ള പ്രകൃതി ഓരോ കാലത്തും ഓരോ അത്ഭുതങ്ങളെ കടപ്പുറത്തെ കാവോതി കുട്ടികളുടെ നോവല്‍ ഭാഗം അഞ്ച് മെലാനിയുടെ മാന്ത്രിക പരവതാനി ഒരു 'പേര്‍ഷ്യന്‍ കഥ Podcast കടപ്പുറത്തെ കാവോതി കുട്ടികളുടെ നോവല്‍ ഭാഗം നാല് ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട്‌ വീഡിയോ നൂറ് വര്‍ഷമായി ലോകവുമായി ഒരു ബന്ധവുമില്ല, എന്നാലും 'ബൂബ' ഒരു സംഭവം തന്നെ ഹിമാലയത്തില്‍ രണ്ട് പുതിയ ഇനം പറക്കും അണ്ണാനുകള്‍; ഗവേഷകരില്‍ ആവേശം നിറച്ച് പുതിയ കണ്ടെത്തല്‍ അപൂര്‍വമായ ഒരു കാഴ്ച; കാടിനുള്ളില്‍ ഡാന്‍സ് കളിക്കുന്ന ലെമുര്‍ വീഡിയോ എമിറേറ്റ്‌സ് റീസൈക്ലിങ് പുരസ്‌കാരം സ്വന്തമാക്കി മലയാളി വിദ്യാര്‍ഥിനി സൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍ പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്… വനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍… ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും 48 മണിക്കൂറിനുള്ളില്‍ അതിശക്തമാകും; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ… ഇതാണ് ഹീറോയിസം ആരാധകന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മനംനിറഞ്ഞ് സ്വന്തം ട്രക്ക് സമ്മാനമായി നല്‍കി സൂപ്പര്‍താരം… മകന്‍ ചാരായം വാറ്റ് ഒറ്റി വയോധികയായ അമ്മയെ പോക്‌സോ കേസില്‍ കുടുക്കി അയല്‍ക്കാരിയുടെ പ്രതികാരം… ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍… ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ… എന്റെ പൊന്നോ…ഇനി വയ്യ സമാധാനമാണ് വേണ്ടതെന്നും ഇനി കല്യാണത്തിനില്ലെന്നും മേഘ്‌ന വിന്‍സെന്റ്… മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് മേഘന വിന്‍സെന്റ്. ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലില്‍ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്‌ന മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളില്‍ സജീവമായിരിക്കുകയാണ് താരം. വിവാഹവും വിവാഹമോചനവും ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ മേഘ്‌ന ഏറെ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ ഇതാ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലര്‍’ എന്ന പരമ്പരയിലൂടെ വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മേഘ്‌ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തില്‍ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിള്‍’ ആണെന്നും ‘നോ റെഡി ടു മിംഗിള്‍’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്‌ന… തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു പരാതിയുമായി യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്… തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബിഹാറിലെ നളന്ദയിലാണ് സംഭവം. തന്നെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ധനൂകി സ്വദേശിയായ നിതീഷ് കുമാര്‍. ഇയാളെ ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. നവംബര്‍ 11നു സഹോദരഭാര്യയുടെ വീട്ടില്‍ ഛാഠ് പൂജക്കായി പോയതിനു ശേഷം തിരിക്കെ സ്വന്തം സ്വന്തം വീട്ടിലേക്കു തിരിച്ചു വരുന്നതിനിടെ ആയുധമായി ഒരു സംഘം ആളുകള്‍ എത്തി തന്നെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്നും നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രാത്രി മുഴുവന്‍ ബന്ദിയാക്കിയെന്നു യുവാവ് പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുന്നത്. അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെയും നിര്‍ബന്ധിച്ചു വിവാഹം നടത്തുന്നതിന്റെയും ദൃശ്യങ്ങളില്‍ വധുവിനെയും മറ്റു… ഹോട്ടല്‍മുറിയില്‍ വെച്ച് വിവാഹിതരായി കൗമാരക്കാര്‍ കല്യാണം അസാധുവാക്കി കോടതി;കൗമാര ദമ്പതികള്‍ക്ക് പിഴയും… ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി. വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം. അഗ്‌നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്. വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 2019ല്‍ കേരളത്തില്‍ പ്രസവിച്ചത് 20,995 കൗമാരക്കാരികള്‍ കൗമാരപ്രായം പിന്നിടും മുമ്പ് രണ്ടും മൂന്നും തവണ പ്രസവിച്ചവര്‍ നൂറുകണക്കിന്; കേരളത്തിന്റെ പോക്ക് എങ്ങോട്ട്… എല്ലാക്കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തില്‍ കൗമാരവിവാഹങ്ങളും പ്രസവങ്ങളും തകൃതിയായി നടക്കുകയാണ്. മലബാര്‍ അടക്കമുള്ള മേഖലകളില്‍ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോര്‍്ട്ടു ചെയ്തിരുന്നു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019ല്‍ സംസ്ഥാനത്ത് 20,995 കൗമാരക്കാരികള്‍ പ്രസവിച്ചു എന്ന റിപ്പോര്‍ട്ടാണ് നടുക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോര്‍ട്ട്. സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകള്‍. 15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ… ഫേസ്ബുക്കിലൂടെ യുവാവിനെ വളച്ചെടുത്തു വിവാഹവാഗ്ദാനം നല്‍കി യുവതി തട്ടിയത് 11 ലക്ഷം രൂപ; കൊട്ടാരക്കരയില്‍ നടന്ന സംഭവം ഇങ്ങനെ… ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് കൈക്കലാക്കിയത് 11 ലക്ഷത്തിലേറെ രൂപ. യുവാവിന്റെ പരാതിയില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍. പുരം ബാബുവിലാസത്തില്‍ പാര്‍വതി ടി.പിള്ള (31 ഭര്‍ത്താവ് സുനില്‍ലാല്‍ (43) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായത്. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. 2020 ഏപ്രിലിലാണ് തട്ടിപ്പിന്റെ തുടക്കം.യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാര്‍വതി താന്‍ അവിവാഹിതയാണെന്നും പുത്തൂര്‍ പാങ്ങോട് സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. എസ്.എന്‍. പുരത്തുള്ള സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നും അറിയിച്ചു. സൗഹൃദം തുടര്‍ന്നതോടെ പാര്‍വതി വിവാഹവാഗ്ദാനം നല്കി. തനിക്ക് 10 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സ്വത്തിന്റെ പേരില്‍ കേസ് നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. കേസ് നടത്തിപ്പിനും മറ്റു ചെലവുകള്‍ക്കുമെന്നു പറഞ്ഞാണ് യുവാവില്‍ നിന്ന് പണം വാങ്ങിയത്. പാര്‍വതിയുടെ… ഇനി എനിക്കൊരു കൂട്ട് വേണം 51-ാം വയസില്‍ വിവാഹത്തിനൊരുങ്ങി ലക്ഷ്മി ഗോപാലസ്വാമി; നടിയുടെ മനംമാറ്റത്തിനു പിന്നിലുള്ളത് ഇക്കാര്യം… മലയാളികളുടെ മനസ്സിലെ ഒരു ഭാരമാണ്‌ നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ വിവാഹം. നടിയെ വിവാഹം കഴിപ്പിക്കാനായി വര്‍ഷങ്ങളായി ആരാധകര്‍ ശ്രമിക്കുകയാണ്. എന്നാല്‍ വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇപ്പോള്‍ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് നടി. മലയാളികള്‍ക്ക് വല്ലാത്തൊരു ഇഷ്ടമാണ് ഈ നടിയോട്. മമ്മൂട്ടിയുടെ നായികയായി ബിഗ് സ്‌ക്രീനിലെത്തിയ ലക്ഷ്മി പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് പെട്ടെന്നാണ് മലയാളികളുടെ ഉള്ളിലേക്ക് താരം കടന്നു ചെന്നത്. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഓരോ വേദിയും അനശ്വരമാക്കി മാറ്റുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ആ കഴിവ് തന്നെയാണ് എന്നും ലക്ഷ്മിഗോപാലസ്വാമിയ്ക്ക് പിന്തുണയായി നിന്നിട്ടുള്ളത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കീര്‍ത്തിചക്ര, അരയന്നങ്ങളുടെ വീട് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് ലക്ഷ്മി ഗോപാലസ്വാമിക്ക് പ്രേക്ഷകരുടെ ഭാഗത്തു നിന്നും അഭിനയലോകത്ത് നിന്നും വളരെ വലിയ പിന്തുണയും അംഗീകാരവും ആണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍… 18-ാം വയസ്സിലായിരുന്നു വിവാഹം കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ… മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍. താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം… അങ്ങനെ ‘അണ്ണനും’ പെണ്ണു കെട്ടി ടിപി കേസിലെ പ്രതികള്‍ പരോളിലിറങ്ങി പെണ്ണുകെട്ടുന്ന പതിവ് തുടരുന്നു; അണ്ണന്‍ സിജിത്തിനു പിന്നാലെ കൊടി സുനിയും വിവാഹിതനായതായി റിപ്പോര്‍ട്ട്… നാട്ടില്‍ സല്‍സ്വാഭാവികളായ യുവാക്കള്‍ പെണ്ണു കെട്ടാനാകാതെ വിഷമിക്കുമ്പോള്‍ പരോളിലിറങ്ങി യഥേഷ്ടം പെണ്ണുകെട്ടി ടിപി വധക്കേസ് പ്രതികള്‍. കിര്‍മാണി മനോജിനും മുഹമ്മദ് ഷാഫിയ്ക്കും പിന്നാലെ അണ്ണന്‍ സിജിത്തും ഇപ്പോള്‍ കുടുംബസ്ഥനായിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ 33കാരിയെയാണ് അണ്ണന്‍ സിജിത്ത് ജീവിത സഖിയാക്കിയത്. എടന്നൂര്‍ ശ്രീനാരായണ മഠത്തിലായിരുന്നു കല്യാണം. വധുവും കുടുംബവും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാണ് ന്യൂ മാഹിയ്ക്കു അടുത്തുള്ള വിവാഹ വേദിയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയാണെങ്കിലും ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് സമീപ ജില്ലകളിലെവിടെയോ ആണ്. വിവാഹത്തിനു പിന്നിലെ വസ്തുതകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. മെയിലാണ് കണ്ണൂര്‍ ജയിലില്‍ നിന്ന് അണ്ണന്‍ സിജിത്ത് പരോളിലിറങ്ങിയത്. അതു കഴിഞ്ഞ് ഏകദേശം 45 ദിവസത്തിനു ശേഷമായിരുന്നു വിവാഹം. ഇത്രയധികം ദിവസം പരോള്‍ കിട്ടിയതും ചോദ്യചിഹ്നമാണ്. അണ്ണന്‍ സിജിത്ത് വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കി… വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ കൈകാര്യം ചെയ്യാന്‍ ‘ക്വട്ടേഷന്‍’ നല്‍കി വീട്ടമ്മ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍… വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനായി യുവാവിനെതിരേ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘം യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും ഇവരില്‍ നിന്ന് മൊബൈലും സ്വര്‍ണവും കവരുകയുമായിരുന്നു. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30 ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33 നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25 സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍… തേപ്പ് എന്ന വാക്ക് സഹിക്കാൻ പറ്റാത്തത്! ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്‍റെ പ്രതികരണം ഇതു തമാശയല്ല ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന് ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് മരണം ആകസ്മികമായി അദ്ദേഹത്തെ തട്ടിയെടുത്തത്. ഇപ്പോഴും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ബ്രൂസ് ലീയേക്കാൾ പേരെടുക്കുമായിരുന്നു.1993ൽ ”ദി ക്രോ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കരാർ ഒപ്പിടുന്പോൾ ഒരിക്കലും അയാൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതു തന്‍റെ അവസാന ചിത്രമായിരിക്കുമെന്ന്. ക്ലൈമാക്സ് രംഗം സിനിമയുടെ ചിത്രീകരണം പൂർത്തികാൻ വെറും എട്ട് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ബ്രാൻഡൻ ലീ മരണത്തിനു കീഴടങ്ങിയത്. അന്ന് ക്ലൈമാക്സ് പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ… ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി തോക്ക് ചൂണ്ടിയതേ ഓര്‍മയുള്ളൂ കാമറ കണ്ണിലെ ദുരന്തങ്ങള്‍… സിനിമ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സിനിമ കണ്ടിട്ടില്ലാത്തവരും വീടു വിട്ടിറങ്ങുന്നതിന് മുമ്പിൽ ആൺകുട്ടികൾ! തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ധാരാളം; ആരും അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍… പ്രദീപ് ഗോപി കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകുന്ന ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും സൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍ പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്… പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ വനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍… വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും 48 മണിക്കൂറിനുള്ളില്‍ അതിശക്തമാകും; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ… ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതുകൂടാതെ ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലക്കാട് അഞ്ചു വിളക്ക് പരിസരത്തുനിന്നും ജില്ലാ കളക്ടറേറ്റിലേക്ക് ജീവനക്കാരും, അധ്യാപകരും ജില്ലാ മാർച്ച് നടത്തി. തുടർന്ന് പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പൊതുയോഗം സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം വി സി ജയപ്രകാശ് അധ്യക്ഷനായി. എ ഐ ടി യു സി സംസ്‌ഥാന സെക്രട്ടറി കെ മല്ലിക, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാലൻ, എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മാത്യു എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ആർ സാജൻ സ്വാഗതവും, കെ ജി ഒ എ ജില്ലാ സെക്രട്ടറി ഐ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. ഷമി ടെസ്റ്റിൽ ഓക്കേ, ടി20യിൽ പോരാ; താരത്തെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് മഞ്ജരേക്കർ – News18 Malayalam ഷമി ടെസ്റ്റിൽ ഓക്കേ, ടി20യിൽ പോരാ; താരത്തെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് മഞ്ജരേക്കർ ഷമി ടെസ്റ്റിൽ ഓക്കേ, ടി20യിൽ പോരാ; താരത്തെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് മഞ്ജരേക്കർ ഇന്ത്യ സ്കോട്‌ലൻഡ് മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഷമി ടി20 ഫോർമാറ്റിന് യോജിച്ച ബൗളർ അല്ലെന്ന പരാമർശം മഞ്ജരേക്കർ മുന്നോട്ടുവെച്ചത്. ടി20 ലോകകപ്പിൽ (ICC T20 World Cup) ഇന്ത്യൻ ടീം (Team India) ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ഇന്ത്യയുടെ ടീം സെലക്ഷന് നേരെ ഉയർന്നത്. മറ്റ് ടീമുകൾ കളിക്കുന്നത് പോലെ ക്രിക്കറ്റിൽ ഓരോ ഫോർമാറ്റിനും പ്രത്യേകം കളിക്കാരെ ഇന്ത്യ തിരഞ്ഞെടുക്കണമെന്ന അഭിപ്രായം ഇതിൽ ശക്തമായി ഉയർന്നു വരികയുണ്ടായി. മികവുറ്റ താരങ്ങൾ ടീമിലുണ്ടെങ്കിലും മൂന്ന് ഫോർമാറ്റുകളിലും കളിക്കേണ്ടി വരുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്തരം അഭിപ്രായങ്ങൾ. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ ഓരോ ഫോർമാറ്റിനും ചേരുന്ന താരങ്ങളെ തരംതിരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ (Sanjay Manjrekar). ടി20 ഫോർമാറ്റിന് ചേർന്ന താരങ്ങളെ ഇന്ത്യ ടീമിൽ എടുക്കണമെന്നും, മറ്റ് ഫോർമാറ്റുകൾക്ക് മാത്രമായി യോജിക്കുന്ന താരങ്ങൾ നിലവിലെ ടി20 ടീമിലുണ്ടെങ്കിൽ അവരെ ടീമിൽ നിന്നും മാറ്റി നിർത്തണമെന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയെ(Mohammed Shami) ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് മഞ്ജരേക്കർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യ സ്കോട്‌ലൻഡ് മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ഷമി ടി20 ഫോർമാറ്റിന് യോജിച്ച ബൗളർ അല്ലെന്ന പരാമർശം മഞ്ജരേക്കർ മുന്നോട്ടുവെച്ചത്. ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ ഷമി ഇതുവരെയുള്ള മത്സരങ്ങളിൽ എല്ലാം തന്നെ കളിച്ചിരുന്നു. ആദ്യത്തെ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ താരം കഴിഞ്ഞ മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. 'ടി20 ടീമിൽ കളിക്കാരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇന്ത്യ ചില നിർണായക തീരുമാനങ്ങൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിൽ ടീമിലുള്ള താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കണം, അവർ ടി20 ഫോർമാറ്റിനേക്കാൾ മറ്റേതെങ്കിലും ഫോർമാറ്റിലാണ് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നതെങ്കിൽ അവരെ തീർച്ചയായും മാറ്റിനിർത്തണം മഞ്ജരേക്കർ പറഞ്ഞു. 'ടി20യിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി അവർ മറ്റ് ഫോർമാറ്റുകളിൽ ഇന്ത്യക്ക് വേണ്ടി തിളങ്ങാൻ കഴിയുന്നവരാകും. ഇപ്പോൾ ഷമിയുടെ കാര്യമെടുത്താൽ, ഷമി ടെസ്റ്റിൽ ഇന്ത്യയുടെ പ്രധാന ബൗളർമാരിൽ ഒരാളാണ്, ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി എന്താണ് ഷമിക്ക് ചെയ്യാൻ കഴിയുക എന്നത് അദ്ദേഹം തന്നെ കാണിച്ച് തന്നിട്ടുള്ളതാണ്. എന്നാൽ ടി20യിൽ ഷമി അത്യാവശ്യം റൺ വഴങ്ങുന്ന ഒരു ബൗളറാണ്. ടി20യിൽ ഓവറിൽ ഒമ്പത് റൺസ് എന്ന ശരാശരിയിലാണ് ഷമി പന്തെറിയുന്നത്, അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഷമി മികച്ച രീതിയിൽ പന്തെറിഞ്ഞു എന്ന കാര്യം പരിഗണിക്കുമ്പോഴും ഷമിയെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് എന്ന കാര്യം കാണാതെ പോകരുത് മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ടി20 മത്സരങ്ങൾക്ക് വേണ്ടി ടീമിനെ എടുക്കുമ്പോൾ മറ്റ് ഫോർമാറ്റുകളിലെ പ്രകടനം അവിടെ മാനദണ്ഡമാകരുതെന്നും മഞ്ജരേക്കർ സെലക്ടർമാരോട് ആവശ്യപ്പെട്ടു. അശ്വിന്റെ കാര്യത്തിലും സമാന രീതിയിലുള്ള പിഴവാണ് ഇന്ത്യൻ സെലക്ടർമാർ നടത്തിയിട്ടുള്ളത് എന്നാണ് മഞ്ജരേക്കർ പറയുന്നത്. അശ്വിന്റെ കാര്യത്തിൽ മഞ്ജരേക്കർ പറയുന്നത് റൺ വഴങ്ങാതിരിക്കാൻ വേണ്ടി ഒരു ബൗളറെ ടീമിൽ എടുക്കേണ്ടതില്ല എന്നാണ്. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ അശ്വിൻ റൺ വഴങ്ങാതിരുന്നതിന് പുറമെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയിരുന്നു. നാല് ഓവറിൽ വെറും 13 റൺസ് മാത്രമായിരുന്നു അശ്വിൻ വഴങ്ങിയത്. അനുഭവസമ്പത്തുള്ള ബൗളറായ അശ്വിന്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാണെന്ന് മുൻ താരങ്ങൾ അടക്കം പലരും വാദിക്കുന്നതിനിടെയാണ് മഞ്ജരേക്കർ അശ്വിനെതിരെ അഭിപ്രായമുയർത്തുന്നത്. ഷമി ടെസ്റ്റിൽ ഓക്കേ, ടി20യിൽ പോരാ; താരത്തെക്കാൾ മികച്ച ബൗളർമാർ ഇന്ത്യക്കുണ്ട് മഞ്ജരേക്കർ ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് ISL ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് Neymar എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് Shreyas Iyer| അയ്യർ ദ ഗ്രേറ്റ്; ടെസ്റ്റ് അരങ്ങേറ്റത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ശ്രേയസ് അയ്യർ ഒരു ചെറിയ കൈയബദ്ധം; അക്ഷർ പട്ടേൽ അക്‌സർ പട്ടേലായത് ഇങ്ങനെ Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ Omicron| ഒമിക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക Sowbhagya Venkitesh സൗഭാഗ്യ അമ്മയായി; മുത്തശ്ശിയായ സന്തോഷം അറിയിച്ച് താരാ കല്യാൺ Online Ganja Smuggling ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ Navya Nair ഭർത്താവ് എവിടെ എന്ന് നവ്യയോട് ചോദിച്ചവർക്കുള്ള ഉത്തരമിതാ; ഈ ചിത്രങ്ങൾ മറുപടി പറയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിൽ കേരളം പിന്നോട്ടാണ് പോവുന്നത്. കൃഷി വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും നമുക്കുണ്ട്. എന്നിട്ടും കൃഷിഭൂമി തരിശായി കിടക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ ഹസ്രത് ഉമറിന്റെ കല്പനകളെ കുറിച്ചോർത്തു. മുഹമ്മദ് നബി തന്റെ അനുചരനും നീഗ്രോ വംശജനുമായ ബിലാലിന് കുറെ ഭൂമി ദാനംനൽകിയിരുന്നു. ഈ ഭൂമി കൃഷിചെയ്യാതെ ഇട്ടത് കണ്ടപ്പോൾ ഉമർ അത് പിടിച്ചെടുക്കാൻ തീരുമാനിച്ചു. ‘പ്രവാചകൻ നൽകിയ ഭൂമി പിടിച്ചെടുക്കാൻ ഖലീഫയ്ക്ക് അവകാശമില്ലെ’ന്ന് ബിലാലും. ‘പ്രവാചകൻ ഭൂമി തന്നത് കൃഷിചെയ്യാനാണ് തരിശിടാനല്ല. അതിനാൽ ആ ഭൂമിയിൽ നിങ്ങൾക്കിനിയും അവകാശമില്ല.’ ഭൂമി തരിശായി ഇടുന്ന ഉടമകളിൽനിന്ന് ഭൂമി പിടിച്ചെടുത്ത് കൃഷിചെയ്യാൻ താത്‌പര്യമുള്ളവർക്ക് വിതരണം ചെയ്യാനായിരുന്നു ഖലീഫയുടെ തീരുമാനം. കൃഷിചെയ്യുന്നവർക്കാണ് ഭൂമിയിൽ കൂടുതൽ അവകാശമുള്ളത് എന്ന് നബി പറയുന്നു. സ്വന്തം ഭൂമിയുണ്ടെങ്കിൽ അവനവൻ തന്നെ കൃഷിചെയ്യുന്നതാണ് അത് മറ്റുള്ളവർക്ക് പാട്ടത്തിന് കൊടുക്കുന്നതിനെക്കാൾ ഉത്തമമെന്നും നബി. നാളെ മരിക്കുമെന്നായാലും ഇന്നൊരു മരം െവച്ചുപിടിപ്പിക്കാനാണ് നബി നിർദേശിച്ചത്. ഭാവിയിലുള്ളവർക്ക് അത് ഉപകാരപ്പെടും. ഒരാൾ നട്ട മരത്തിൽനിന്ന് പഴം തിന്നുന്ന പക്ഷികളും പ്രാണികളുമൊക്കെ അയാൾക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു കൊണ്ടിരിക്കുമത്രേ. വിനയമുള്ളവരുടെ ചങ്ങാതിയാണ് കൃഷിയുപകരണങ്ങൾ എന്നും നബിവചനമുണ്ട്. ധാന്യം വിളയുന്ന കൃഷിയിടങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായാണ് ഖുർആൻ ഗണിക്കുന്നത്. ‘ഭൂമിയെ സൃഷ്ടികൾക്കുവേണ്ടി വിരിച്ചു. അതിൽ പഴവർഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യവർഗങ്ങളും സുഗന്ധച്ചെടികളുമുണ്ട്. നാഥന്റെ ഈ അനുഗ്രഹങ്ങളെ എങ്ങനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’ (55/10-13) ‘നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിനുവേണ്ടി മഴ ശക്തിയായി നാം വർഷിപ്പിച്ചു. പിന്നെ ഭൂമിയെ ഉഴുതു മറിച്ചു. അതിൽ ധാന്യങ്ങളും മുന്തിരിയും സസ്യങ്ങളും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും പഴങ്ങളും കാലിത്തീറ്റയും നാം ഉത്‌പാദിപ്പിച്ചു. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗിക്കാൻ വേണ്ടി.’ (80/24-27) കാലി വളർത്തുന്നതും പുണ്യകർമമാണ്. പല പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു. എട്ടു കൊല്ലം ആടിനെ വളർത്തിയാണ് പ്രാചകൻ മൂസാ (മോശെ) തന്റെ ഭാര്യയുടെ മഹ്ർ കൊടുത്തത്. മുഹമ്മദ് നബിയും ചെറുപ്പത്തിൽ ആടിനെ മേച്ചിരുന്നു ദൈവം പറയുകയാണ്: ‘പന്തലിൽ വളർത്തുന്നതോ അല്ലാത്തതോ ആയ തോട്ടങ്ങൾ; വ്യത്യസ്തഫലങ്ങളുള്ള ഈത്തപ്പനകളും ധാന്യവർഗങ്ങളും വ്യത്യസ്തങ്ങളായ ഒലീവുകളും ഉറുമാൻ മരങ്ങളും – എല്ലാം സൃഷ്ടിച്ചത് അവനാണ്. അവയുടെ കായ് കനികനികൾ നിങ്ങൾ ഭക്ഷിക്കുന്നു. അവ പറിച്ചെടുക്കുന്ന ദിവസം അവയിൽ മറ്റുള്ളവർക്കുള്ള അവകാശം നിങ്ങൾ കൊടുത്തു കൊള്ളുവിൻ. ദുർവ്യയം അരുത്. അവരെ അല്ലാഹു ഇഷ്ടപ്പെടില്ല; തീർച്ച.’ 96/141) ഏപ്രിൽ 22 ലോക ഭൗമദിനം ആയി ആചരിച്ച് വരികയാണ്. ഭൂമിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ട്കൊണ്ടാണ് ഈ ദിനാചരണം.1970 ഏപ്രിൽ 22ന് അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യമായ് ഭൗമദിനം ആചരിച്ചത്‌.ജനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്നതാണ് ഈ ദിവസം കൊണ്ടുദ്ധേശിക്കുന്നത്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ റിപ്പോര്‍ട്ട്. പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തില്‍ ക്രമാതീതമായി വർദ്ധിക്കുന്നതാണ് ചൂട് വര്‍ദ്ധിക്കുവാനുള്ള കാരണം.ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു.തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയ്ക്ക് ഈ ഭൂമിയെ അതിന്റെ ശുദ്ധത നഷ്ടപ്പെടാതെ നല്‍കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ധേശ്യം. എ പി വർക്കി സ്മാരക മന്ദിരം എ കെ ജി സെന്ററിന് എതിർവശം Category Select പാചക കുറിപ്പ് കുറിപ്പുകള്‍ ചിത്രങ്ങള്‍ അനുഭവങ്ങള്‍ കുട്ട്യോളുടെ മാഷ് അഭിമുഖം കാർട്ടൂൺ നാടകം പരിപാടികൾ വാർത്തകൾ വിവരണങ്ങള്‍ ലേഖനങ്ങള്‍ പരീക്ഷണങ്ങള്‍ കണക്കിലെ കളികള്‍ ശാസ്ത്രവെളിച്ചം കളിക്കൂട്ടം പുസ്തക പരിചയം കഥ കവിത മുഖമൊഴി uncategorized ഈ പരിഭാഷയിൽ, 2021-07-18 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല. താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക. മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താ പഴയ പതിപ്പ്) ഈ ലേഖനത്തിന്റെ പുതുക്കിയ പതിപ്പു് ഇവിടെ ലഭ്യമാണു്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയറിന്റെ കുത്തകവത്കരണവും അതുവഴി ഉപയോക്താക്കള്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യനിഷേധവും ആണതു്. പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല. മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല – മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും. 1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്‍” സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും, രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി. ഇത്തരം പിന്തിരിപ്പന്‍ പദ്ധതികള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് അവരുടെ പ്രചോദനം, ഏറെകുറെ പരസ്പരം ആക്രമിക്കുന്നതിലായിരുന്നെങ്കില്‍, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ പ്രചോദനത്തിലുള്ള വ്യത്യാസം പ്രായോഗികമായ മാറ്റങ്ങളൊന്നുമുണ്ടാക്കില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നതാണു്, “ലക്ഷ്യത്തെ മാത്രമല്ല”. രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്രസോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അവ വലിയതോതില്‍ നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. ഭാവിയിലും വര്‍ദ്ധിത വീര്യത്തോടെ അവരതു് ചെയ്യുമെന്നു് നാം പ്രതീക്ഷിക്കണം. പക്ഷേ മൈക്രോസോഫ്റ്റ് നമ്മളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഏറെക്കുറെ ഇതൊക്കെ തന്നെ സംഭവിക്കുമായിരുന്നു. ഗ്നു/ലിനക്സ് സിസ്റ്റ ത്തിനു് വന്‍ വിജയസാധ്യതയുണ്ടെന്നു് മൈക്രോസോഫ്റ്റ് കരുതിയിരുന്നിരിക്കാം എന്നാതാണു് “ഹാലോവീന്‍ രേഖകളുടെ” സാംഗത്യം. മൈക്രോസോഫ്റ്റേ നന്ദി, പക്ഷെ ദയവായി വഴിമുടക്കരുതു്. “ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ദൌത്യത്തോടുകൂടി പ്രവർത്തിക്കുന്ന ലാഭരഹിത സംഘടനയാണു് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (എഫ്.എസ്.എഫ് എല്ലാ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെയും അവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ പൊരുതുന്നു.” വെബ് താളുകളുടെ പരിഭാഷകൾ സമർപ്പിക്കാനും ബന്ധപ്പെട്ട വിവരങ്ങൾക്കും Translations README നോക്കുക. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ ടെക്നോളജി, പട്ടാമ്പി കേളപ്പജി കോളേജ് ഓഫ് അഗ്രികൾചറൽ എൻജിനിയറിങ് ആന്റ് ടെക്നോളജി, തവനൂർ കോളേജ് ഓഫ് കോ-ഓപ്പറേഷൻ ബാങ്കിങ് ആന്റ് മാനേജ്മെൻറ് കോളേജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവിയോൺമെന്റൽ സയൻസ്, വെള്ളാനിക്കര പ്രത്യേകമായി രേഖപ്പെടുത്താത്ത പക്ഷം ഈ വെബ്സൈറ്റിലെ എല്ലാ ഉള്ളടക്കത്തിനും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്രം ബാധകമാണ്. ഇത് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റാണ്. രൂപകല്‍പനയും പരിപാലനവും: കെ.എ.യു. വെബ്‌ സംഘം. ഒന്നും, രണ്ടും കേരളനിയമസഭയിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ടി. തോമസ് (15 ഓഗസ്റ്റ് 1914 1995 കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. കേരളനിയമസഭയിൽ അംഗമാകുന്നതിനു മുൻപ് 1954 മുതൽ 56 വരെ തിരുക്കൊച്ചി നിയമസഭയിലേക്കും കെ.ടി. തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.എ ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. 1914 ഓഗസ്റ്റ് പതിനഞ്ചിനാണ് കെ.ടി. തോമസ് ജനിച്ചത്. തിരുവിതാംകൂർ സ്റ്റേറ്റ്കോൺഗ്രസിൽ 1938-ൽ അംഗമായിക്കൊണ്ടാണ് ഇദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ പങ്കെടുക്കുക വഴി നിരവധി തവണ ഇദ്ദേഹം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ഡി.സി.സി. പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ, കെ.പി.സി.സി. അംഗം, സബ് ഓർഡിനേറ്റ് ലെജിസ്ലേഷൻ ചെയർമാൻ (1957-58) എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളില്‍ ഇന്ത്യക്ക് ആശങ്കയുള്ളതായി പെന്റഗണ്‍. മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം യുഎസ് നിയമനിര്‍മാതാക്കളോട് പങ്കുവെച്ചത്. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യക്കാര്‍ ആശങ്കാകുലരാണെന്ന കാര്യം നിങ്ങള്‍ക്കും അറിവുള്ളതാണ്. അഫ്ഗാനിലെ അസ്ഥിരതയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ആശങ്കകളിലാണ് ഇന്ത്യയെന്നും നയ പ്രതിരോധ അണ്ടര്‍ സെക്രട്ടറി കോളിന്‍ എച്ച് കാള്‍ പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, സൗത്ത്, സെന്‍ട്രല്‍ ഏഷ്യ സുരക്ഷ സംബന്ധിച്ച സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിയുടെ ഹിയറിംഗിലായിരുന്നു കോളിന്‍ കാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങളില്‍ നമ്മോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുക, പരസ്പരം സഹകരിക്കുക എന്നിങ്ങനെ നമുക്ക് കഴിയാവുന്ന കാര്യങ്ങളിലാണ് അവര്‍ സഹകരണം ആഗ്രഹിക്കുന്നത്. ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ താല്‍പര്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ വലിയ യോജിപ്പുണ്ട്. അഫ്ഗാന്‍ വിഷയത്തിലോ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ മാത്രമല്ല, ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്തോ-പസഫിക്കുമായി ബന്ധപ്പെട്ട വിശാലമായ പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളിലും സഹകരിക്കാനുള്ള ധാരാളം അവസരങ്ങള്‍ ഇന്ത്യ യുഎസിന് നല്‍കിയെന്നും കോളിന്‍ കാള്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള മത്സരവും നിഴല്‍യുദ്ധവും കണക്കിലെടുത്തുള്ളതാണ് ഇന്ത്യയുടെ അഫ്ഗാന്‍ നയങ്ങള്‍. ഇന്ത്യാ വിരുദ്ധ തീവ്രവാദ സംഘങ്ങളെ, പ്രത്യേകിച്ച് കാശ്മീരിനെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരെ പ്രയോജനപ്പെടുത്തി, താലിബാന്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനായേക്കുമെന്ന ചെറുതല്ലാത്ത ആശങ്ക ഇന്ത്യക്കുണ്ടെന്ന് സെനറ്റര്‍ ഗാരി പീറ്റേഴ്‌സിന്റെ ചോദ്യത്തിനു മറുപടിയായി കോളിന്‍ കാള്‍ പറഞ്ഞു. നിര്‍ണായക പങ്കാളിയുമായി സംയുക്ത സഹകരണത്തിനും പരസ്പര പ്രവര്‍ത്തനത്തിനുമുള്ള പ്രതിബദ്ധതയും, യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളി ഇന്ത്യ മാത്രമാണെന്ന വസ്തുതയും കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനിസ്ഥാനോടുള്ള അവരുടെ കാഴ്ചപ്പാടും ഇടപെടലും എപ്രകാരമാണെന്ന് മനസിലാക്കേണ്ടത് യുഎസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്ന് കരുതുന്നതായി ഗാരി പീറ്റേഴ്‌സ് പറഞ്ഞു. പാകിസ്ഥാന്‍ വെല്ലുവിളി ഉയര്‍ത്തുന്നൊരു ഘടകമാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനെ തീവ്രവാദി ആക്രമണങ്ങള്‍ക്കോ വൈദേശിക ആക്രമണങ്ങള്‍ക്കോയുള്ള സുരക്ഷിത താവളമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സെനറ്റര്‍ ജാക്ക് റീഡിന്റെ ചോദ്യത്തിന് മറുപടിയായി കോളിന്‍ കാള്‍ പറഞ്ഞു. പാകിസ്ഥാന്‍ വ്യോമമേഖലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി അവര്‍ നമുക്ക് നല്‍കിവരുന്നു. അത് തുറന്നിടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിലവില്‍, പാകിസ്ഥാനുമായുള്ള തീവ്രവാദ വിരുദ്ധ സഹകരണം വളരെ മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍, പല ഭരണകാലങ്ങളില്‍ സംഭവിച്ച പോരായ്മകള്‍ നമുക്ക് മുന്നിലുണ്ട്. മേഖലയിലെ മറ്റു പങ്കാളികളുമായും സഖ്യകക്ഷികളുമായും ഒരു പ്രാദേശിക തീവ്രവാദ വിരുദ്ധ തന്ത്രം വിജയകരമായി നടപ്പാക്കാന്‍ യുഎസ് ശ്രമിക്കുന്നതിനാല്‍ പാകിസ്ഥാനുമായുള്ള സുരക്ഷാ ബന്ധം കൈകാര്യം ചെയ്യുന്നത് പ്രധാനമാണ്. അതിനാല്‍, അഫ്ഗാനിലെ 20 വര്‍ഷത്തെ ദൗത്യത്തെക്കുറിച്ച് വിലയിരുത്തുകയും വിശദമായി പഠിക്കുകയും ചെയ്യേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും ജാക്ക് റീഡ് കൂട്ടിച്ചേര്‍ത്തു. ലോകത്തിൽ ഏറ്റവും കൂടുതൽ ഫുട്ബോൾ താരങ്ങൾ ഉയർന്നു വരുന്നത് ബ്രസീലിൽ നിന്നാണ് എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അതിൽ ഓരോ വർഷവും നിരവധി താരങ്ങളാണ് യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ഭാഗ്യം തേടി പോവുന്നത്. ബ്രസീൽ ദേശീയ ടീമിലേക്കുള്ള ഒരു സ്ഥാനവും ലക്ഷ്യം വെച്ച് തന്നെയാണ് പല താരങ്ങളും യൂറോപ്യൻ ക്ലബ്ബുകളിലേക്ക് എത്തുന്നത്. എന്നാൽ പ്രതിഭകളുടെ ധാരാളിത്തം മൂലം പലപ്പോഴും പല താരങ്ങൾക്കും ടീമിൽ ഇടം ലഭിക്കാൻ സാധിക്കാറില്ല. അത് കൊണ്ട് തന്നെ നിരവധി താരങ്ങളാണ് അവർ ക്ലബ്ബിൽ കളിക്കുന്ന രാജ്യത്തിൻറെ പൗരത്വം എടുത്ത് അവർക്ക് വേണ്ടി ജേഴ്സിയണിയുന്നത്. സ്പാനിഷ് സ്‌ട്രൈക്കർ ഡീഗോ കോസ്റ്റ ,ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ പോർച്ചുഗൽ താരം ഡെക്കോ എന്നിവർ ഉദാഹരണം മാത്രമാണ്. അവരുടെ ഇടയിലേക്ക് എത്തുന്ന പുതിയ താരമാണ് പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിന്റെ മിഡ്ഫീഡർ മാത്യൂസ് ന്യുനെസ്.ലോക കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള സ്‌ക്വാഡ് കോച്ച് ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചപ്പോൾ ഏറെ പേരും പുതുമയോടെ നോക്കികണ്ട പേരാണ് ന്യുനെസ്. ബ്രസീലിൽ ജനിച്ച ന്യുനെസ് ബ്രസീലിനും പോർചുഗലിനും വേണ്ടി കളിക്കാൻ യോഗ്യൻ ആണ്. സ്പോർട്ടിങ്ങിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കഴിഞ്ഞ രണ്ട് തവണയും ബ്രസീലിന്റെ ക്ഷണം നിരസിച്ച് സാന്റോസിന്റെ വിളിക്കായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ കാത്തിരുന്ന അവസരം താരത്തിന്റെ മുന്നിൽ എത്തി. ഇരുപത്തിമൂന്നുകാരനായ ന്യുനെസ് ഭാവിയിൽ പോർച്ചുഗൽ ടീമിന് ഒരു മുതൽക്കൂട്ട് ആവും എന്ന് നിസംശയം പറയാം. ന്യുനെസ് റിയോ ഡി ജനീറോയിൽ ജനിച്ചെങ്കിലും 13 വയസ്സുള്ളപ്പോൾ മുതൽ പോർച്ചുഗലിലാണ് താമസം. സ്പോർട്ടിങ്ങിനു വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തി വന്നത്.ഒരു മാസം മുമ്പ് അന്താരാഷ്ട്ര ഇടവേളയിൽ ബ്രസീൽ ടീമിലേക്ക് ന്യുനെസിനു അവസരം ലഭിച്ചിരുന്നു. “ഞാൻ എന്റെ തീരുമാനം എടുത്തിട്ടുണ്ട്,” ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ സ്പോർട്ടിംഗ് ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് നൂൻസ് പറഞ്ഞു. “ഞാൻ രണ്ട് പരിശീലകരോടും (ബ്രസീലിന്റെയും പോർച്ചുഗലിന്റെയും) സംസാരിച്ചു. എന്റെ കുടുംബത്തോടൊപ്പം ഒരുപാട് ചിന്തിച്ചതിനുശേഷം, പോർച്ചുഗലിനായി കളിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തി. ഞാൻ ഇവിടെ കൂടുതൽ സന്തോഷവാനായിരിക്കുമെന്ന് ഞാൻ കരുതുന്നു”.”എന്റെ കരിയറിൽ ഞാൻ എടുത്ത ഏറ്റവും കഠിനമായ തീരുമാനമായിരുന്നു അത്. 13 വയസ്സുള്ളപ്പോൾ ഞാൻ പോർച്ചുഗലിൽ എത്തി, എനിക്ക് പോർച്ചുഗൽ നല്ലതാണെന്നു തോന്നുന്നു, പക്ഷേ ബ്രസീലിൽ നിന്ന് എനിക്ക് കോൾ-അപ്പ് ലഭിച്ചപ്പോൾ അത് വളരെ അഭിമാനകരമായ നിമിഷമായിരുന്നു പക്ഷേ ഞാൻ ശരിയായ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” ന്യുനെസ് പറഞ്ഞു. 2019 മുതൽ അപോർട്ടിങ്ങിനായി കളിക്കുന്ന 23 കാരൻ അവർക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. സ്പോർട്ടിങ്ങിനായി 74 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.- ഗോൾകീപ്പർമാർ: ആന്റണി ലോപ്സ് (ലിയോൺ ഡിയോഗോ കോസ്റ്റ (പോർട്ടോ റൂയി പാട്രാസിയോ (റോമ) പ്രതിരോധക്കാർ: ജോവോ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ് ഡൊമിംഗോസ് ഡ്യുവാർട്ടെ (ഗ്രനാഡ പെപെ (പോർട്ടോ റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി നൂനോ മെൻഡസ് (പിഎസ്ജി റാഫേൽ ഗെറീറോ (ബൊറൂസിയ ഡോർട്ട്മുണ്ട്) മിഡ്ഫീൽഡർമാർ: ഡാനിലോ പെരേര (പിഎസ്ജി ജോനോ പാൽഹിൻഹ (സ്പോർട്ടിംഗ് മാത്യൂസ് നൂൻസ് (സ്പോർട്ടിംഗ് വില്യം കാർവാൾഹോ (റിയൽ ബെറ്റിസ് റൂബൻ നീവ്സ് (ചെന്നായ്ക്കൾ ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ് ജോവൊ മൗറിയോ (ബെൻഫിക്ക ഫോർവേഡ്സ്: ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി ആന്ദ്രെ സിൽവ (ലീപ്സിഗ് ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോഗോ ജോട്ട (ലിവർപൂൾ ഗോൺസാലോ ഗ്യൂഡസ് (വലൻസിയ റാഫ സിൽവ (ബെൻഫിക്ക) ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയിൽ നിന്ന് പാരിസിലെത്തുന്നത്. ക്ലബ് വിട്ടതിനു ശേഷം ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുടെ അവകാശവാദങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് മെസ്സി പറഞ്ഞു.ക്യാമ്പ് നൗവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറിയത്. നീണ്ട 21 വർഷം ക്ലബ്ബിൽ ചെലവഴിച്ചതിന് ശേഷം ബാഴ്‌സലോണയിൽ നിന്ന് പുറത്താകാൻ കാരണമായ സാഹചര്യങ്ങളെ കുറിച്ച് മെസ്സി സ്‌പോർട്ടിന് നൽകിയ അഭിമുഖത്തിൽ ചർച്ച ചെയ്തു. ക്ലബ് പ്രസിഡന്റ് ലാപോർട്ട ഒക്ടോബറിൽ RAC1-നോട് സംസാരിക്കുമ്പോൾ ക്ലബ് വിടുന്നതിനെ കുറിച്ച് മെസ്സി തീരുമാനിക്കുമെന്നും സൗജന്യമായി കളിക്കാൻ സമ്മതിക്കുമെന്നും താൻ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞിരുന്നു തനിക്ക് ഇത് ഇഷ്ടപ്പെടുമായിരുന്നെന്നും ലാലിഗ അത് സ്വീകരിക്കുമായിരുന്നുവെന്നും എന്നാൽ, മെസ്സിയുടെ നിലവാരമുള്ള ഒരു കളിക്കാരനോട് അത് ചെയ്യാൻ അവർക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്നും ലാപോർട്ട പറഞ്ഞു. എന്നിരുന്നാലും, ഫുട്ബോൾ കളിക്കാരനെക്കുറിച്ചുള്ള ലാപോർട്ടയുടെ അവകാശവാദങ്ങൾ അവഗണിച്ച് മെസ്സി ഒരു സൗജന്യ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ ചേർന്നു. സ്‌പോർട്ടുമായുള്ള അഭിമുഖത്തിനിടെ, ഡിസംബറിൽ തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള സാധ്യതയെക്കുറിച്ചും മെസ്സി തന്റെ ചിന്തകൾ പ്രകടിപ്പിച്ചു. ബാലൺ ഡി ഓറിനെ കുറിച്ച് സംസാരിച്ച മെസ്സി പറഞ്ഞു, താൻ ഈ അവാർഡ് നേടുമെന്ന് കരുതുന്നില്ലെന്ന്, എന്നിരുന്നാലും, തന്റെ ഏറ്റവും വലിയ സമ്മാനം കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനയ്‌ക്കൊപ്പം നേടിയത് എന്നതാണ് എന്നതാണ്. എന്തുവിലകൊടുത്തും മികച്ച നേട്ടം കൈവരിച്ച ടീമിന് ഏറെ പൊരുതേണ്ടി വന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു. തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു. നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം ചൊവ്വാഴ്ച വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നല്‍കുന്ന സൂചന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാകണം. ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടാകണം. വാക്‌സിന്‍ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം. തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ദേശീയ ദുരന്ത പ്രതികരണ സേന നിലവില്‍ നല്ല സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. ആവശ്യമുള്ളവര്‍ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ ദുരന്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്. അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണം. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ ഒരുക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്പോള്‍ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. എസ്. ഡി. ആര്‍. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികള്‍ ജില്ലകള്‍ കൈക്കൊള്ളണം. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മാറിപ്പോകാനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. പെട്ടെന്ന് മാറിപ്പോകാന്‍ പറയുന്ന സ്ഥിതി ഉണ്ടാവരുത്. മുന്‍കൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവര്‍ യോജിച്ച് നീങ്ങണം. വൈദ്യുതി വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. പാലക്കാട് ജില്ലയില്‍കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍ ആവശ്യമെങ്കില്‍ മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്‌സ് വാടകക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. Previous articleഉപ്പള ബപ്പായിത്തൊട്ടിയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു Next articleകനത്ത മഴയിൽ പി സി ജോർ‌ജിന്റെ വീടും മുങ്ങി, ജീവിതത്തിൽ ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുൻ എം എൽ എ വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ് വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ച്യുയിംഗം കഴിച്ച് കോവിഡ് തടയാം; കണ്ടെത്തലുമായി ഗവേഷകർ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി ‘ജനങ്ങൾ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിന്’; പിടിവീഴുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് കേരളത്തില്‍ കോവിഡ് മരണം കൂടുന്നു; നാല് ജില്ലകളിലെ സ്ഥിതിയില്‍ ആശങ്കയെന്ന് കേന്ദ്രം വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ് ച്യുയിംഗം കഴിച്ച് കോവിഡ് തടയാം; കണ്ടെത്തലുമായി ഗവേഷകർ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ ട്രങ്കില്‍ കണ്ടെത്തി ‘ജനങ്ങൾ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിന്’; പിടിവീഴുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഒരൊറ്റ ക്ലിക്കുമതി ഇൻബൊക് മാറി മറിയാൻ ഫേസ്ബുക്കിലെ ഇൻബൊക്സ് ഒരൊറ്റ ക്ലിക്കിൽ എങ്ങനെ ക്ലീൻ ആക്കാം കുറെ നാളായി അക്ഷരത്തിൽ എന്തെങ്കിലും പൊസ്റ്റിയിട്ട് എങ്കിൽ പിന്നെ ദാ പിടിച്ചോ ഒരു കിടുക്കൻ പോസ്റ്റ്‌ ഫേസ് ബുക്കിലെ പച്ച മലയാളത്തിൽ പറഞ്ഞാല മോന്ത പുസ്തകത്തിലെ മെസ്സേജുകൾ ഒരുമിച്ച് ഡിലീറ്റ് ചെയ്യാൻ ഒരു ബട്ടണ്‍ ഇല്ലാത്തതിന്റെ വിഷമം അത് അനുഭവിക്കുന്നവർക്കല്ലേ അറിയൂ എന്നാൽ വളരെ ഈസിയായി നമുക്ക് എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്യാം മുകളില കാണുന്ന ബുക്ക് മാർക്ക് നിങ്ങളുടെ ഗൂഗിൾ ക്രോമിന്റെ ബുക്ക് മാർക്ക് ബാറിലേക്ക് ഡ്രാഗ് ചെയ്യുക step 2: ഇനി മോന്ത പുസ്തകത്തിലെ മെസ്സേജ് ഇൻബൊക്സ് ഓപ്പണ്‍ ചെയ്തോളു എന്നിട്ട് ഇപ്പോൾ ഡ്രാഗ് ചെയ്ത ബൂക്മാര്ക് ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക എന്നിട്ട് കൈയും കെട്ടി നോക്കി ഇരുന്നോള് പിന്നെ ഒരുകാര്യം ഇൻബോക്സിൽ തത്സമയം കാണുന്ന മെസ്സേജ് ആണ് ഡിലീറ്റ് ചെയ്യാൻ പറ്റുക ലോഡ് മോർ കോണ്‍വേർസേഷൻ എന്നാ ലിങ്കിൽ ക്ലിക്കിയാൽ കൂടുതൽ മെസ്സേജുകൾ കാണാം.. അവന്മാരെയും മുകളില പറഞ്ഞ രീതിയിൽ നമ്മുടെ മുതലാക്കുഞ്ഞുങ്ങൾക്ക് തീറ്റയാക്കാം പോസ്റ്റ് ചെയ്തത് rahul raghav ല്‍ 9:01 PM അഭിപ്രായങ്ങളൊന്നുമില്ല: കേരള സര്‍ക്കാരിന്റെ കലണ്ടര്‍ 2013 പീഡിയെഫ് ഫയല്‍ ഡൌണ്‍ലോഡ് കേരള സര്‍ക്കാരിന്റെ കലണ്ടര്‍ ഒരുപറ്റം ജീവനക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം കിട്ടുന്ന ഒന്നായിരുന്നു ഇതുവരെ. കടേന്നു മേടിക്കാമെന്നു വച്ചാല്‍ എല്ലായിടത്തും കിട്ടത്തില്ല. ഒള്ളടത്ത് ആകെപ്പാടെ അഞ്ചാറു കോപ്പി ആയിരിക്കും വന്നിട്ടുണ്ടാവുക. അത് പെട്ടെന്ന് തീരുകേം ചെയ്യും. അങ്ങനെ സര്‍ക്കാര്‍ വഹ കലണ്ടര്‍ ആപ്പീസുകളില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള സദാ പൊതുജനത്തിന് കലണ്ടര്‍ സ്വന്തമായി അച്ചടിച്ച്‌ എടുക്കാന്‍ നമ്മുടെ മുഖ്യമന്ത്രി ഏര്‍പ്പാട് ഉണ്ടാക്കിയിരിക്കുന്നു. ദാണ്ടിവിടെ ക്ലിക്കൂ പോസ്റ്റ് ചെയ്തത് rahul raghav ല്‍ 8:38 PM അഭിപ്രായങ്ങളൊന്നുമില്ല: ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം? കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില്‍ അയച്ചപ്പോള്‍ കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില്‍ നടന്ന ചില തെറ്റാ യ ആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു. നിങ്ങള്‍ക്കെല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില്‍ അയച്ചാല്‍ ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആകുന്നത് എന്ന് നോക്കാം. * ഒരുമിച്ച് കുറേയധികം പേര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. * ഒരുദിവസം അനേകം പോസ്റ്റുകള്‍ ചെയ്യുന്നത്. * ഫേസ്ബുക്കില്‍ ശരിയായ പേരിന് പകരം തെറ്റായ പേര് നല്‍കുമ്പോള്‍. * ഒരേ മെസ്സജേ് പല തവണ കോപ്പി-പേസ്റ്റ് ചെയ്ത് അയച്ചാല്‍ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാം പോസ്റ്റ് ചെയ്തത് rahul raghav ല്‍ 11:08 PM അഭിപ്രായങ്ങളൊന്നുമില്ല: പെട്ടന്നു നിങ്ങളുടെ മൌസ് പ്രവര്‍ത്തന രഹിതമായാല്‍ ? നിങ്ങള്‍ ഒരു അത്യാവശ ജോലി കമ്പ്യൂട്ടറില്‍ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു മൌസ് പ്രവര്‍ത്തന രഹിതമായാല്‍ നിങ്ങള്‍ എന്തു ചെയ്യും ഇതാ അതിനൊരു പോംവഴി..നിങ്ങളുടെ സിസ്റ്റത്തിലെ കീ ബോര്‍ഡ് ആ സമയം മൌസിന്റെ ജോലി ഏറ്റെടുത്തുകൊള്ളും..നിങ്ങള്‍ക്കു മൌസിന്റെ ആരോ ചലിപ്പിക്കുകയും അതു വച്ചു ക്ലിക്ക് ചെയ്തു ഫയലുകള്‍ ഓപ്പണ്‍ ആക്കാനും സാധിക്കും അതെങ്ങിനെയെന്നു നോക്കാം 1,2,3,4,6,7,8 and 9 ഇതു ആരോ ചലിപ്പിക്കാനും 5 എന്നത് ക്ലിക് ചെയ്യാനും ഡബിള്‍ ക്ലികിനും ഉപയോഗിക്കാം നംബര്‍ ലോക്ക് ഓഫ് ആക്കിയാല്‍ ഇതും ഓഫ് ആവും പോസ്റ്റ് ചെയ്തത് rahul raghav ല്‍ 9:17 PM അഭിപ്രായങ്ങളൊന്നുമില്ല: എന്റെ വൈഫൈ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ ? ഓഫീസിലെയോ സ്കൂളിലെയോ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിന്റെ ഡയഗ്രം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഒരു സിമ്പിള്‍ സോഫ്റ്റ്‌വെയര്‍ ആണ് ഇന്നത്തെ വിഷയം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച് ഒരു നെറ്റ് വര്‍ക്കിലെ എല്ലാ കംപുറെരുകളെയും അതിന്റെ ഐ പി അഡ്രസ്‌ എന്നിവയും അറിയാന്‍ കഴിയും. അതിനിപ്പോ ഞാന്‍ എന്ത് വേണം എന്ന് അല്ലെ പറയാം നിങ്ങളുടെ വീടിലെ Wi-Fi മോഡാം വേറെ ആരും ഉപയോഗിക്കുന്നില്ല എന്ന് നിങ്ങള്‍ക്ക് എത്ര ശതമാനം ഉറപ്പ് പറയാന്‍ കഴിയും? ഈ സോഫ്റ്റ്‌വെയര്‍ നിങ്ങളുടെ സിസ്റെതില്‍ ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സിസ്റെതില്‍ ഇരുന്നു കൊണ്ട് നിങ്ങളുടെ നെറ്വോര്‍കിനെ സെര്‍ച്ച്‌ ചെയ്യാം ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞ ശേഷം താഴെ കാണുന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുക ഇവിടെ കൊടുക്കേണ്ടത് ഐ പി അഡ്രസ്‌ റേഞ്ച് ആണ് എത്ര റേഞ്ച് വേണമെകിലും കൊടുക്കാം availability അനുസരിച് ഡയഗ്രം ഉണ്ടാകുന്നതാണ് ഇത് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സെര്‍ച്ച്‌ ചെയ്തുകൊണ്ടിരിക്കുന്നത് ആണ് ഇനി നിങളുടെ വിഇഫയി നെറ്റ്‌വര്‍ക്ക് ചെക്ക്‌ ചെയ്യേണ്ട വിധം സ്വന്തം കംപുറെരിലെ ഐ പി അഡ്രസ്‌ അറിയാന്‍ start- RUN- CMD ഇടുത്ത ശേഷം അതില്‍ ipconfig എന്ന് ടൈപ്പ് ചെയ്യുക ഈ ടയഗ്രതില്‍ എന്റെ ഐ പി ആയത കൊണ്ട് ഞാന്‍ സെര്‍ച്ച്‌ ചെയ്യാന്‍ കൊടുക്കേണ്ട റേഞ്ച്: ഈ ഐ പി അഡ്രസ്‌ ഈ ചര്‍ച്ചയിലെ രണ്ടാമത്തെ ചിത്രത്തില്‍ ഐ പി അഡ്രസ്‌ കൊടുത്തിരിക്കുന്ന സ്ഥലത്ത് കൊടുക്കുക, ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്കിയ ശേഷം LAN Survey എന്നത് ഡൌണ്‍ലോഡ് ചെയ്യുക: എന്നെ ക്ലിക്കിക്കോ പോസ്റ്റ് ചെയ്തത് rahul raghav ല്‍ 4:30 AM അഭിപ്രായങ്ങളൊന്നുമില്ല: ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം നിങ്ങളുടെ ഫോണിനു എന്ത് സംഭവിച്ചാലും ഞാനോ സുഹൃത്ത്‌.കോം അട്മിനോ ഉത്തരവാദിയല്ല ഇനി സംഭവത്തിലേക്ക് കടകാം. ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് font changerഎന്നാ സോഫ്റ്റ്‌വെയര്‍ ആണ് ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഞാന്‍ തരുന്ന ഫോണ്ട് ഫോണില്‍ മെമ്മറി കാര്‍ഡില്‍ ഫോണ്ട് എന്നാ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക അവിടെ ഞാന്‍ തന്ന ഫോണ്ട് കോപ്പി ചെയ്തിടുക ഫോണ്ടിനു ഇവിടെ ഞെക്കുക ഇനി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തിട്ട് സെറ്റിങ്ങ്സില്‍ പോകുക അവിടെ ഫോണ്ട് ലോകേഷന്‍ എന്ന് കാണാം അവിടെ നമ്മള്‍ ഉണ്ടാകിയ ഫോല്ടെരിന്റെ പാത്ത് കൊടുകുക ഉദാ sdcard /font എന്ന് കൊടുക്കുക ഇനി ഓപ്ഷന്‍ എടുത്തു റിഫ്രെഷ് കൊടുകുക അപ്പോള്‍ നാം കൊടുത്ത ഫോല്‍ടരിലെ ഫോണ്ട് അവിടെ കാണാം അത് സെലക്ട്‌ ചെയ്തിട്ട് അപ്ലൈ കൊടുകുക എന്നിട്ട് റീബൂട്ട് കൊടുക്കുക ഇനി ഏതെങ്കിലും മലയാളം കണ്ടന്റ് എടുത്തു നോക്ക് അസ്സലായി മലയാളം വായിക്കാന്‍ പറ്റും ഇനി ഫേസ് ബുകിലും മലയാളം വായിക്കാന്‍ പറ്റും മലയാളം ടൈപ്പ് ചെയ്യാനായി ഈ കീബോര്‍ഡ് ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മതി ഈസിയായി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റും ഞാന്‍ തരുന്ന ഫോണ്ട് true type font ആണ് ഇതിന്റെ എക്സ്റ്റന്‍ഷന്‍ ഫയല്‍ കമ്പുടരില്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലെ ആണ് എന്ന് കരുതി വേറെ ഫോണ്ട് ഈ വിധത്തില്‍ നിങ്ങളുടെ ഫോണില്‍ ഇട്ടാല്‍ നിങ്ങളുടെ ഫോണ്‍ ഹാങ്ങ്‌ ആകും പിന്നെ ഫ്ലാഷ് ചെയ്തെ പറ്റു വെറുതെ പോല്ലപിനോന്നും പോകാതെ ഞാന്‍ തരുന്ന ഫോണ്ട് മാത്രം ഇടുക. പോസ്റ്റ് ചെയ്തത് rahul raghav ല്‍ 4:17 AM അഭിപ്രായങ്ങളൊന്നുമില്ല: മൊബൈല്‍ ഫോണിലെ പരസ്യ കോളുകളും എസ് എം എസ് കളും എങ്ങനെ ഒഴിവാക്കാം എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഇങ്ങനെയുള്ള ഗാനങ്ങളും സന്ദേശങ്ങളും വരുന്നത് .പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ..വഴിയുണ്ട്.എയര്‍ടെല്‍, യൂനിനോര്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍ .അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു. പോസ്റ്റ് ചെയ്തത് rahul raghav ല്‍ 1:19 AM അഭിപ്രായങ്ങളൊന്നുമില്ല: പ്രിയ സുഹൃത്തുക്കളെ ചില വ്യക്തിപരമായ കാരണങ്ങളാല്‍ അക്ഷരത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല പുതിയ കുറെ കിടിലന്‍ ടിപ്സുകളുമായി ഒരു വരവ് വരും വെയിറ്റ് ആന്‍ഡ്‌ സീ പോസ്റ്റ് ചെയ്തത് rahul raghav ല്‍ 4:15 AM 3 അഭിപ്രായങ്ങൾ: ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും) ഒരൊറ്റ ക്ലിക്കുമതി ഇൻബൊക് മാറി മറിയാൻ ഫേ ഫോട്ടോഷോപ്പ് 20 ദിവസം കൊണ്ട് പഠിക്കാം. വീഡിയോ പഠനം. പാഠം 1 പ്രിയ സുഹൃത്തുക്കളേ കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ ജോലി സംബന്ധമല്ലാതെ തന്നെ വിനോദത്തിനും വിജ്ഞാനത്തിനും നമ്മൾ ഉപയോഗിക് ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം ഫേസ് ബുക്ക് അക്കൗണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യാം ? സ്റ്റെപ്പ് -1 ഇവിടേ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കു സ്റ്റെപ്പ് -2 “Delete My Account “ ഇല് ക്ലിക്ക് ചെയ് 20 ദിവസം കൊണ്ട് ഫോട്ടോഷോപ്പ് പഠിക്കാം. വീഡിയോ പഠനം രണ്ടാം ദിവസം പെൻസിൽ ടൂൾ ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം. ഓട്ടോ ഇറേസർ ലാസോ ടൂൾ പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഫ്രീ ആയി വൈ ഫൈ കണക്ഷന്‍ ഹ ഹ കേട്ടപ്പോള്‍ തന്നെ ഓടി വന്നു അല്ലെ എന്തായാലും ഓടി വന്നതല്ലേ. എന്തെങ്കിലും നല്‍കാതെ പോകാന്‍ ചാത്തന് ആകില്ല. കാരണം സ്വന്തമായി നെറ്റ് കണ അവിചാരിതമായി കമ്പ്യൂട്ടറുകളിൽ നിന്നും, മെമ്മറി കാർഡുകളിൽനിന്നും നാം ഫയലുകൾ ഡിലീറ്റ്‌ ചെയ്യറുണ്ട്‌. ചില ഫയലുകൾ അമൂല്യമാണ്‌. ഇങ്ങനെ ഡിലിറ്റ്‌ നിങ്ങളുടെ സിസ്റ്റം വിന്‍ഡോസ്‌ 7 ആണോ ആണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം എന്റേത് അതായത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു ഹു ഹു ഇപ്പൊ ഒര ഒരൊറ്റ ക്ലിക്കുമതി ഇൻബൊക് മാറി മറിയാൻ ഫേസ്ബുക്കിലെ ഇൻബൊക്സ് ഒരൊറ്റ ക്ലിക്കിൽ എങ്ങനെ ക്ലീൻ ആക്കാം കുറെ നാളായി അക്ഷരത്തിൽ എന്തെങ്കിലും പൊസ്റ്റിയിട്ട് എങ്കിൽ പിന്നെ ദാ പിടിച്ചോ ഒരു കിടുക്കൻ പോസ്റ്റ്‌ ഫേസ് ബുക്കിലെ പച്ച മലയാ ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം? കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്. കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന്‍ ഫേസ്ബുക്കിന മൊബൈല്‍ ഫോണിലെ പരസ്യ കോളുകളും എസ് എം എസ് കളും എങ്ങനെ ഒഴിവാക്കാം എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഇങ്ങനെയുള്ള ഗാനങ്ങളും സന്ദേശങ്ങളും വരുന്നത് .പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജ താന്‍ വലിയ ബുദ്ധിമാനാണെന്നാണ് കിട്ടപ്പന്റെ വിചാരം ഒരു ദിവസം കിട്ടപ്പന്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. അവിടയെള്ളുവരെ പറ്റിച്ചു കഴിഞ്ഞു കൂടിയാലോ എന്നായി പുള്ളിക്കു ചിന്ത. കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടപ്പോള്‍ അയാള്‍ അങ്ങോട്ടു നടന്നു. ആള്‍ക്കൂട്ടത്തിന്റെ കാരണമിതായിരുന്നു- ഒരു വൃദ്ധന്‍ തന്റെ വീടിന്റെ മുകളില്‍ കയറി ഓടു മാറ്റിവച്ചു. താഴെയിറങ്ങാന്‍ വൃദ്ധനു പേടി. കയറിയതു പോലെ ഇറങ്ങിയാല്‍ മതി എന്ന് കൂടിനിന്നവര്‍ ഉപദേശിച്ചിരുന്നുവെങ്കിലും വിറച്ചു തുടങ്ങിയ അയാള്‍ക്കു തോന്നി, താന്‍ താഴെവീണു മരിച്ചെങ്ങാനുംപോയാലോ അങ്ങനെ പുരയ്ക്കു മുകളില്‍ പേടിച്ചുവിറച്ചിരിക്കുകയാണ് വൃദ്ധന്‍. ആരെങ്കിലും മുകളിലേക്കു കയറിച്ചെല്ലാനും വൃദ്ധന്‍ സമ്മതിക്കുന്നില്ല. അവിടെച്ചെന്നു സ്ഥിതിഗതികള്‍ മനസിലാക്കിയ കിട്ടപ്പന്‍ ഒരു ബുദ്ധിയുപദേശിച്ചു. ഈ വീടങ്ങ് പൊളിച്ചുകളയുക. അപ്പോള്‍ വൃദ്ധനും താഴെയെത്തുമല്ലോ ഗ്രാമീണര്‍ കിട്ടപ്പനെ രൂക്ഷമായി നോക്കി. തന്റെ സൂത്രം ഫലിക്കില്ലെന്നു വന്നപ്പോള്‍ അയാള്‍ മറ്റൊന്നു പുറത്തെടുത്തു. ഒരു വലിയ കയര്‍ കൊണ്ടുവരൂ വൃദ്ധനെ താഴെയെത്തിക്കാന്‍ കഴിയുമോ എന്നു നോക്കട്ടേ ഹമ്പടാ.! ഗ്രാമീണരിലാരോ പശുവിനെ കെട്ടുന്ന കുരുക്കോടെയുള്ള ഒരു കയര്‍ കൊണ്ടുവന്നു. ആ കുരുക്ക് കിട്ടപ്പന്‍ വൃദ്ധന് എറിഞ്ഞുകൊടുത്തു. അരയില്‍ ബന്ധിക്കാന്‍ പറഞ്ഞു. വൃദ്ധന്‍ അതുപോലെ ചെയ്തു. അടുത്ത നിമിഷം കിട്ടപ്പന്‍ ശക്തിയായി ഒറ്റവലി വലിയുടെ ശക്തിയില്‍ വൃദ്ധന്‍ നിലത്തുവീണു. വീടിന്റെ മുകളില്‍ നിന്നു വേഗതയില്‍ നിലത്തെത്തിയ വൃദ്ധന്റെ സ്ഥിതി എന്താകും? മുഖംകുത്തി വീണ വൃദ്ധനെ ഗ്രാമീണര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഗ്രാമീണര്‍ കിട്ടപ്പനു നേരെ ചീറിയടുത്തു. ഇതാണോ നിങ്ങളുപദേശിച്ച ബുദ്ധി. ആ മനുഷ്യന്‍ രക്ഷപ്പെടുമോ എന്തോ അതിനു മറുപടിയായി ഒരു കൂസലുമില്ലാതെ കിട്ടപ്പന്‍ പറഞ്ഞു. 'എല്ലാറ്റിനും ഓരോ യോഗം വേണം. നാട്ടുകാരേ, ഇതുപോലൊരു കുരുക്കുകയര്‍ കൊണ്ടാണ് കഴിഞ്ഞയാഴ്ച ഒരു കുട്ടിയെ ഞന്‍ കിണറ്റില്‍ നിന്നു രക്ഷിച്ചത്. അവന് ഒരു കുഴപ്പവുമില്ലാതെയിരിക്കുന്നു. ഓരോന്നിനുമുണ്ടല്ലോ ഓരോ യോഗം കിട്ടപ്പന്റെ വര്‍ത്തമാനം കേട്ടപ്പോള്‍ ഗ്രാമീണര്‍ പല്ലുഞെരിച്ചു അല്ലാതെന്തു ചെയ്യും? 'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍ – News18 Malayalam 'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍ 'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍ വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്ന് സുധാകരൻ തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ച് കെ സുധാകരന്‍ എം.പി. ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം എവിടെയും നിന്നിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇരു കൂട്ടരും യോജിച്ച സന്ദര്‍ഭം ചരിത്രത്തിലില്ലെന്നും സുധാകരൻ പറഞ്ഞു. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ദേവഗണത്തില്‍ നിന്ന് തങ്ങള്‍ക്കെതിരായി ഒന്നും ഉണ്ടാവില്ല. ഭക്തരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി. വോട്ടര്‍മാര്‍ ബുദ്ധിയുള്ളവരാണ്. വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയന്‍ മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടു പിടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ നിലപാടായിരുന്നു നേരത്തെ എങ്കിൽ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് പറഞ്ഞവരെ എതിർക്കേണ്ട കാര്യമില്ലായിരുന്നു. ശബരിമലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. എൻഎസ്എസ് ആചാരം സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തത്. ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം എന്നിവർക്കൊപ്പം പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി വോട്ടു ചെയ്തത്. Also Read ലാവലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴചത്തേക്ക് മാറ്റി; കേസ് മാറ്റിവെക്കുന്നത് 27ാം തവണ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. Also Read 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സര്‍ക്കാരിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ശബരിമലയില്‍ പ്രവേശിപ്പിച്ചത്. ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പോലീസ് സര്‍ക്കാര്‍ ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്. Also Read അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ പിണറായി വിജയനും അസുരഗണങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. അക്കാര്യം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേര്‍ കയറിക്കഴിഞ്ഞു വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. Also Read 'ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ല ശശി തരൂർ എം.പി ഇപ്പോള്‍ ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്ക്കെടുക്കില്ല. അസുരന്മാര്‍ ചെയ്യുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്തത്. ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ നീചമായ അതിക്രമങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിച്ചിലിന് തയാറായതെന്നും സുരേന്ദ്ര ചൂണ്ടിക്കാട്ടി. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല. സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. 'ദേവഗണങ്ങള്‍ അസുര വിഭാഗത്തോടൊപ്പം നിന്ന ചരിത്രമില്ല പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍ ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് എംസി റോഡിൽ യുവാവിന്‍റെ അപകട മരണം: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് ഇടിച്ചു തെറിപ്പിച്ചയാൾ അറസ്റ്റിൽ Vaccine കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് Kerala Police പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; തന്ത്രപൂര്‍വ്വം പിന്തിരിപ്പിച്ച് പോലീസിന്റെ ഇടപെടല്‍ Halal Food പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നു കെ സുരേന്ദ്രന്‍ Jose K Mani ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം; വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ് Kerala Rains സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ജാഗ്രത; ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍ കുറുവ' പേടിയില്‍ കോട്ടയം ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് 'വല്ലാത്ത ഒരു തോല്‍വി തന്നെ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട് Omicron ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ? Purdah മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു Purdah മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു ആലപ്പുഴ മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു. ആലപ്പുഴ ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പില്‍ ഹൗസ് ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് അപകടത്തില്‍ മരിച്ചത്. കപ്പലണ്ടിക്ക് നല്ല 'എരിവ് നൽകി പോലീസ്; കപ്പലണ്ടിയെച്ചൊല്ലിയുള്ള കൊല്ലത്തെ കൂട്ടത്തല്ലിൽ സ്വമേധയാ കേസെടുത്ത് പോലീസ് കൊല്ലം ബീച്ചിൽ കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം കൂട്ടത്തല്ലിൽ കലാശിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഇരുകൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐ പി സി 160 പ്രകാരം പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്തതിനാണ് കേസ്. സംഘർഷത്തിനിടെ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സ തേടിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിലെത്തിയ കുടുംബത്തിലെ യുവാവും കപ്പലണ്ടി കച്ചവടക്കാരനും തമ്മിൽ നടന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവങ്ങൾക്ക് തുടക്കം. പള്ളിത്തോട്ടത്ത് നിന്ന് കാറിൽ ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പുരുഷൻമാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്ന് ഇയാൾ കപ്പലണ്ടി വാങ്ങി. കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ കൊടുത്തു. എന്നാൽ കപ്പലണ്ടി വാങ്ങാൻ കച്ചവടക്കാരൻ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരൻ. Also read- കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ല്; സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടർന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ നാട്ടുകാർ കൂടി ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. ഇതിനിടയിൽ ഒരാൾ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഘർഷത്തിനിടെ പരിക്കേറ്റ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേരാണ് ചികിത്സ തേടിയത്. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇവർ ആശുപത്രി വിടുകയായിരുന്നു. നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഏറെനേരം പരിശ്രമിച്ച ശേഷമാണ് രംഗം ശാന്തമായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ സംഭവ സ്ഥലത്തിന് അടുത്തായതിനാൽ പൊലീസിന് വേഗത്തിൽ സംഭവ സ്ഥലത്ത് എത്താനും രംഗം ശാന്തമാക്കാനും കഴിഞ്ഞു. വഴിയരികിലെ മത്സ്യ വിൽപനക്കാരും കൂട്ടത്തല്ലിനിടയിൽ പെട്ടുപോയി. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി. Also Read- Viral Video അഴുക്കുചാലിലെ വെള്ളത്തിൽ മല്ലിയില കഴുകി; പച്ചക്കറി വിൽപനക്കാരനെതിരെ കേസ് മുഴുവൻ പേർക്കും ജാമ്യം നൽകിയിരുന്നെങ്കിലും ഇരു കൂട്ടർക്ക് എതിരെയും കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ ആർക്കും പരാതി ഇല്ലെന്ന് പറഞ്ഞങ്കിലും പോലീസ് വിട്ടില്ല. ഇതിന് പിന്നാലെയാണ് പൊതുസ്ഥലത്ത് ക്രമസമാധാനം തകർത്തതിന് ഇവർക്കെതിരെ കേസ് എടുത്തത്. അമ്മയും മകളും മകനും മരുമകനും ബന്ധുവായ സ്ത്രീയുമായിരുന്നു ബീച്ചിൽ വാഹനത്തിലെത്തിയത്. Purdah മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് എംസി റോഡിൽ യുവാവിന്‍റെ അപകട മരണം: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് ഇടിച്ചു തെറിപ്പിച്ചയാൾ അറസ്റ്റിൽ Vaccine കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് Kerala Police പാലത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; തന്ത്രപൂര്‍വ്വം പിന്തിരിപ്പിച്ച് പോലീസിന്റെ ഇടപെടല്‍ Halal Food പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ട ഇടതു സര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്നു കെ സുരേന്ദ്രന്‍ Jose K Mani ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം; വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ് Kerala Rains സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ജാഗ്രത; ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍ കുറുവ' പേടിയില്‍ കോട്ടയം ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് 'വല്ലാത്ത ഒരു തോല്‍വി തന്നെ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട് Omicron ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ? വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. 1. എയർ പോർട്ടിൽ ഇരുപതിനായിരം പേരെങ്കിലും മുദ്രാ വാക്യങ്ങളോടെ നേതാവിനെ എതിരേൽക്കണം പാർട്ടി നിർദേശം ആളുകളെയും ട്രക്കുകളും എത്തിക്കേണ്ട ചുമതല അതാത് പ്രദേശത്തെ നേതാക്കൾക്ക് ആയിരിക്കും ) 3. ധാരാവിയിലെ ഏറ്റവും ദരിദ്രമായ ചെരികളിലൂടെ നേതാവ് പദയാത്ര നടത്തണം നിർദേശം വഴികൾ തലേന്ന് വൃത്തിയാക്കി ഇടാനും ഒരു വഴിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള വാഹന സൗകര്യം ഏർപ്പെടുത്താനും ഉള്ള ചുമതല 4. കൈക്കുഞ്ഞുമായി അമ്മമാർ ആരും പ്രതീക്ഷിക്കാതെ വഴിയിലേക്ക് ഓടി വന്ന് നേതാവിന് ആരതി ഉഴിയണം. അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുന്ന, അവരുടെ പ്രശ്നങ്ങൾ കേട്ട് കൂടെയുള്ള മന്ത്രിയോട് ദേഷ്യപ്പെടുന്ന നേതാവിൻറെ ചിത്രം എടുക്കാൻ പത്ര പ്രവർത്തകർ മത്സരിക്കണം പാർട്ടി നിർദേശം വീട്ടമ്മമാരെയും പത്ര പ്രവർത്തകരെയും ചായക്കുള്ള മിനെറൽ വാട്ടറും എത്തിക്കേണ്ട ചുമതല ആദ്യ വായനയിൽ ഗാന്ധി കുടുംബത്തിലെ ഇപ്പോഴത്തെ രാജകുമാരന്‌ വേണ്ടി എഴുതിയതാണ് എന്ന് തോന്നാം എങ്കിലും, എണ്‍പതുകളിൽ രാജീവ്‌ ഗാന്ധിയുടെ മുംബൈ സന്ദർശനത്തെ കളിയാക്കാൻ എഴുതിയ ലേഖനത്തിലെ വരികൾ ആണ് മുകളിൽ. പ്രജകളുടെ കണ്ണീരോപ്പാനും ചെരുപ്പ് എടുത്തു കൊടുക്കാനും പൊറോട്ട കഴിക്കാനും അവനവൻ തന്നെ ഭാഗമായ സര്ക്കരിനെതിരെ രോഷം കൊള്ളാനും സന്മനസ്സു കാണിക്കുന്ന, കൊട്ടാരം വിട്ടു ജനങ്ങൾക്ക്‌ ഇടയിലേക്ക് വരുന്ന ഒരു രാജകുമാരനെ സ്നേഹിക്കാത്ത ജനങ്ങൾക്ക്‌ എന്തോ തകരാറില്ലേ രാജീവിനും രാഹുലിനും മാത്രമല്ല, പ്രിയങ്കയുടെ മകനും മനോരമയും കോണ്‍ഗ്രസ്സും ഇതേ സ്ക്രിപ്റ്റ് തന്നെ ഉപയോഗിക്കും എന്നതിൽ തർക്കം ഒന്നും ഇല്ല, എം കൃഷ്ണൻ നായർ മനോരമയെ പറ്റി പറഞ്ഞത് പോലെ ഇതൊക്കെ കണ്ടു കോൾമയിർ കൊള്ളുന്ന ജനത്തിന് വിവരം വയ്ക്കും എന്ന ഒരു പ്രതീക്ഷ മാത്രമേ ബാക്കിയുള്ളൂ പൊതുജന താൽപര്യ ഹർജികൾ വഴിയാണ് കോൾ ഗേറ്റ് കോടതിയുടെ പടി കാണുന്നത്, അതന്വേഷിക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് സിബിഐ ക്കും SI ചെയ്ത കുറ്റം അന്വേഷിക്കാൻ വിധിക്കപ്പെട്ട ഹെഡ് കോണ്‍സ്റ്റബിൾ എന്നൊരു പ്രയോഗം ഉണ്ടോ എന്നറിയില്ല പക്ഷെ ഏതാണ്ട് അങ്ങനെ ഒരു മഹാഭാഗ്യമായിരുന്നു അത്. കേസ് അന്വേഷണത്തിന്റെ പുരോഗതി കണ്ട് സുപ്രീം കോടതി സിബിഐയെ വിളിച്ചത് കൂട്ടിലടക്കപെട്ട തത്ത എന്നാണ്. യജമാനൻ പറയുന്നത് ഏറ്റു പറയുക മാത്രമല്ല, ഒന്നിലധികം യജമാനന്മാരും ഒരു തത്തയും എന്ന ഗതികേടിലാണ് സിബിഐ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എല്ലാം തങ്ങളുടെ റിപ്പോർട്ട്‌ സർക്കാരുമായി പങ്കു വച്ചിട്ടില്ല എന്നാ ഉറച്ച നിലപാടിലായിരുന്നു സിബിഐ, എന്നാൽ അരമന രഹസ്യങ്ങൾ ഫേസ്ബുക്കിൽ ഹിറ്റ്‌ ആകുന്നു എന്ന് കണ്ടതോടെ തത്ത സത്യം പറഞ്ഞു തുടങ്ങി. മെയ്‌ ആറിന് കോടതിയിൽ സർക്കാരുമായുള്ള മീറ്റിങ്ങുകളെ പറ്റി CBI പരസ്യമായി സമ്മതിച്ചു. അന്വേഷണ റിപ്പോർട്ട്‌ സർക്കാരുമായി പങ്കുവച്ചു എന്നതിനപ്പുറം, അവർ ലോ മിനിസ്റ്റെർ PMO നിർദേശിച്ച തിരുത്തലുകൾ റിപ്പോർട്ടിൽ വരുത്തി എന്നതാണ് ഇവിടെ മനസിലാക്കേണ്ട കാര്യം.SI ക്ക് എതിരെയുള്ള റിപ്പോർട്ട്‌ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നേ ഏമാനെ കാണിച്ചു അനുവാദം വാങ്ങുന്ന മര്യാദ. നാട്ടിലെ സാധാരണ കള്ളന്മാർക്കും ഈ സൗകര്യം ലഭ്യമായിരുന്നെങ്കിൽ ജയിലിൽ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കാൻ ആളെ കിട്ടാതെ വന്നേനെ. എന്താണ് തിരുത്തിയത് എന്ന് അന്വേഷിച്ചാൽ നമ്മൾ വീണ്ടും കഥയുടെ മർമ്മത്തിലേക്ക് തിരിച്ചു ചെല്ലും. സുതാര്യമായ ലേലത്തിലൂടെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നതിന് പകരം സ്റ്റിയറിംഗ് കമ്മിറ്റി എന്ന പുതുമയുള്ള ആശയവുമായി സർക്കാർ മുന്നോട്ട് പോയതിനെ പറ്റിയും ഈ ചർച്ചകളുടെ ഫയലുകൾ കാണാതായതിനെ പറ്റിയും ആദ്യ ഭാഗത്തിൽ പറഞ്ഞല്ലോ, സിബിഐ റിപ്പോർട്ടിൽ സർക്കാർ നിർദേശിച്ച തിരുത്തലുകളും ഈ കമ്മിറ്റിയെ പറ്റിയായിരുന്നു എന്ന് പ്രത്യേകം പറയണോ കൽക്കരി പാടങ്ങൾ അനുവദിച്ച സ്ക്രീനിംഗ് കമ്മിറ്റി അപേക്ഷകളുടെ മൂല്യം നിർണയിക്കാൻ ഒരു പോയിന്റ്‌ സിസ്റ്റം ഉണ്ടാക്കിയില്ല എന്ന വിമർശനമാണ് PMO തിരുത്താൻ ആവശ്യപെട്ടത്‌, അതായത് രാജ്യത്തിൻറെ പ്രകൃതി വിഭവങ്ങൾ എന്തടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത് എന്നതിനെ പറ്റി സിബിഐ അധികം ചിന്തിക്കേണ്ട എന്ന് സാരം. കല്ക്കരി പാടങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ പരിശോധിക്കുമ്പോൾ തങ്ങളുടെ തീരുമാനങ്ങളെ ന്യായീകരിക്കാൻ കമ്മിറ്റി ചാർട്ടുകളും റിപ്പോർട്ടുകളും തയ്യാറാക്കിയില്ല എന്ന പരാമർശമാണ് അശ്വിനി കുമാർ എഡിറ്റു ചെയ്തു നീക്കിയത്. കോടികളുടെ മൂല്യമുള്ള കലക്കാരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയ സ്ക്രീനിംഗ് കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് അവ കൈമാറിയത് എന്ന് കണ്ടു പിടിക്കാൻ ജനം മാനത്തേക്ക് നോക്കേണ്ടി വരും. 1. വ്യക്തമായ ഒരു പോയിന്റ്‌ സിസ്റ്റം നിലവിലുണ്ടായിരുന്നില്ല 2. കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നിലവിലില്ല 3. കമ്മിറ്റി നടത്തിയ ചർച്ചകളെ പറ്റിയുള്ള ഫയലുകൾ കാണാനില്ല. ചുവരലമാരയിലെ സണ്‍ ഗ്ലാസ്സുകളെ നോക്കി പുഞ്ചിരിയോടെ പകൽ സ്വപ്നം കണ്ടു നിൽക്കെയാണ് പിന്നിൽ നിന്നും പെട്ടന്നൊരു വിളി വന്നത്. വാങ്ങാൻ പോകുന്ന പുതിയ സ്കോഡയെ പറ്റിയുള്ള സ്വപനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന ഈർഷ്യയോടെ അയാൾ തിരിഞ്ഞു നോക്കി.. "ഡോക്ടർ, സണ്‍ ഗ്ലാസ്സുകൾക്ക് വേണ്ടി നൽകിയ ഓർഡറുകൾ എല്ലാം വെബ്‌ സൈറ്റിൽ ക്യാൻസൽ ചെയ്യുകയാണ്. ഇന്ന് രാവിലെ ഒരു മണിക്കൂറിൽ മാത്രം നൂറു പേർ ഓർഡർ ക്യാൻസൽ ചെയ്തു പറഞ്ഞത് മുഴുവൻ കേൾക്കാൻ ക്ഷമയുണ്ടായില്ല. സ്വപ്നത്തിലെ സ്കോഡ വെറും നാനോ ആയി മാറുന്നത് എത്ര പെട്ടന്നാണ്. ഈ നശിച്ച ഗ്ലാസ്സുകൾ ഒക്കെ ഇനി ആർക്ക് തൂക്കി വിൽക്കും "കാലു മുറിഞ്ഞ പത്തിരുപത് രോഗികൾ പുറത്ത് ഇരിപ്പുണ്ട്." "കഞ്ചാവ് വേട്ടക്ക് പോയ പോലീസ് സംഘം വല്ലതുമാണോ എല്ലാവരുടെയും കാലു മുറിയാൻ കുറച്ചു പഞ്ഞിയും പ്ളാസ്റ്ററും വച്ച്, കഴുത്തറപ്പൻ കാശും വാങ്ങി വിടൂ". "പക്ഷെ അവരെല്ലാം ഡോക്ടറെ കാണണം എന്ന് വാശി പിടിക്കുന്നു". ആദ്യ രോഗിയെ കണ്ടപ്പോഴേ ഡോക്ടറുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപെട്ടു. മുപ്പതു വയസിനടുത്ത് പ്രായം, നോട്ടം കയ്യിലെ സ്മാർട്ട്‌ ഫോണിലേക്ക്. ചെറുതായി വിയർക്കുന്നുണ്ട്‌, എന്തോ പിറുപിറുത്തു കൊണ്ട് ടൈപ്പ് ചെയ്യുന്ന തിരക്കിലാണ് ആശാൻ. ചാകരകൾക്ക് മുന്നേ കണ്ട അതേ ലക്ഷണങ്ങൾ. "ഡോക്ടറെ, ഡോക്ടർക്ക് ചെറുപ്പത്തിൽ പഠിച്ച ഫിസിക്സ്‌ വല്ലതും ഓർമ്മയുണ്ടോ ആദ്യ ചോദ്യം പെട്ടന്നായിരുന്നു. "ഇല്ല, കാലിലെ മുറിവ് നോക്കാൻ ഫിസിക്സ്‌ വേണോ " അതല്ല, ഇത് വേറൊരു ആവശ്യത്തിനാണ് അറിയില്ലേൽ പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കാം നോട്ടം അപ്പോഴും സ്മാർട്ട്‌ ഫോണിലെക്ക് ആണ്. "രാവിലെ ഗാന്ധി റോഡിലൂടെ നടക്കുമ്പോൾ എവിടെയോ തട്ടി മുറിഞ്ഞതാണ്. പല തവണയായി ഇന്ന് ഇത് പറ്റുന്നു, പക്ഷെ തട്ടുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല, അതാണ് ഡോക്ടറെ കാണണം എന്ന് വാശി പിടിച്ചത് "എന്ത് മണ്ടത്തരമാണ് ഡോക്ടർ പറയുന്നത്, അവിടെയൊരു കല്ലും ഞാൻ കണ്ടില്ല, ഇത്രയും നല്ല ഒരു റോഡ്‌ ഈ നാട്ടിൽ വേറെയില്ല "ഒന്നും പറയണ്ട, കല്ലുണ്ട്‌ പോലും, ആര്ക്കും എന്തും പറയാമെന്നാണോ, ചികിത്സിക്കാൻ അറിയാമെങ്കിൽ അത് ചെയ്യൂ. ഇത് കല്ലോന്നുമല്ല എന്ന് എനിക്കറിയാം" സൂക്ഷിച്ചില്ലെങ്കിൽ സ്കോഡ വീണ്ടും നാനോ ആവും എന്ന് ഡോക്ടർക്ക്‌ മനസിലായി. ഭാഷയുടെ കനം പതിയെ മാറിത്തുടങ്ങി. "ദൃഷ്ടിഗോച്ചരമല്ലാത്ത ഗോളാന്തര പദാർത്ഥങ്ങൾ കൊണ്ടുള്ള മുറിവുകളാണ് ഇവ. നഗ്ന നേത്രങ്ങൾ കൊണ്ട് ഇവയുടെ സഞ്ചാര പാത മനസിലാക്കുക എളുപ്പമല്ല" മീറ്റിംഗിൽ ആദ്യമായി രോഗിയുടെ രണ്ടു കണ്ണും സ്മാർട്ട്‌ ഫോണിൽ നിന്ന് മാറി. "അങ്ങനെ സത്യം പറ ഡോക്ടറെ, കല്ലാണ് പോലും കല്ല്‌. ഇതിനിപ്പോ എന്ത് ചെയ്യണം "ഇംഗ്ലീഷിൽ ഇതിനു Rashtreyocho Timiroso എന്ന് പറയും. ലോകത്ത് എല്ലായിടത്തും പല അളവുകളിൽ കാണുന്ന ഒരു പ്രതിഭാസം ആണിത്. നമ്മളുടെ കുഞ്ഞു സംസ്ഥാനത്തിന്റെ അക്ഷാംശവും രേഘംഷവും കാരണം ഇവിടെ അത് കൂടുതലാണ് എന്ന് മാത്രം" "ഓ, ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമാവുന്നുണ്ട്. ഇത് മാറാൻ എന്താണ് വഴി "പ്രത്യേകം തയ്യാർ ചെയ്ത ഞങ്ങളുടെ കണ്ണട ധരിച്ചാൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. സൂര്യ പ്രകശം കാരണം കണ്ണ് കാണാൻ വയ്യാതായ ഒരുപാട് പേര് കഴിഞ്ഞ മൂന്നു മാസമായി ഇത് വച്ചാണ് പ്രശ്നം പരിഹരിച്ചത്." പുറത്തേക്കിറങ്ങിയ രോഗിയെ നോക്കി കണ്ണടക്കുമ്പോൾ നാനോ മാറി വീണ്ടും സ്കോഡ അവിടെ ഇടം പിടിച്ചിരുന്നു. മഷി നോട്ടം എന്നൊരു ചെപ്പടി വിദ്യയുണ്ട്. കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്. മഷി നോട്ടം ഇന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും, ഇന്ത്യയുടെ ഭൂതവും ഭാവിയും ഗണിച്ചു നോക്കാൻ പറ്റിയൊരു മഷി നോട്ടമുണ്ട്, അത് കണ്കെട്ട് വിദ്യ പോലെ ഓടി മറയുന്ന 'കരി ഫയലുകൾക്കുള്ളിൽ ഉറങ്ങി കിടക്കുകയാണ് എന്ന് മാത്രം. പറഞ്ഞു വരുന്നത് മഷിയിട്ട് നോക്കിയാലും കണ്ടു പിടിക്കാൻ കഴിയാത്ത 'കോൾ ഗേറ്റ്' ഫയലുകളെ പറ്റിയാണ്. മഷി നോട്ടത്തിന് കുട്ടി നിഷ്കളങ്കൻ ആയിരിക്കണം എങ്കിൽ, ഈ കരി നോട്ടത്തിന് ഒരല്പം വക്ര ബുദ്ധി വേണ്ടി വരും. കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ്. 10 വർഷത്തിൽ രാജ്യത്തെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിക്കുന്നു വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ ഊർജ സുരക്ഷ ഉറപ്പക്കാൻ ഉള്ള തീരുമാനം. 73 ൽ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ coal mines nationalisation act തിരുത്താനുള്ള നീക്കം ഉണ്ടാവുന്നത് സർക്കാരിന് സ്വകാര്യ മേഖലയുടെ സഹായമില്ലാതെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണ്. 93 ലാണ് പുതിയ നിയമം നിലവിൽ വരുന്നത്. കോൾ ഉത്‌പാദനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും, അത് നിലവിൽ ഊർജ ഉത്‌പാദനത്തിനും പിന്നീട് കൂട്ടി ചേർക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഇതിലെ 'മറ്റ് ആവശ്യങ്ങൾ other end uses, which may be notified from time to time time ഒന്ന് ഓർത്തു വച്ചോളൂ. യെവൻ കഥയിലെ ഒരു ട്വിസ്റ്റ്‌ കഥാപാത്രമാണ്. സ്വകാര്യ കമ്പനികളെ കയറൂരി വിടാതിരിക്കാൻ കൃത്യമായ നിബന്ധനകളോടെയാണ് നിയമം നിലവിൽ വന്നത്. താഴെ പറയുന്ന നാല് പ്രധാന കാര്യങ്ങളാണ്‌ സർക്കാർ മുന്നോട്ടു വച്ചത്. 1. സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കോൾ പാടങ്ങൾ അടിസ്ഥാന സൌകര്യങ്ങൾ road rail power ഇല്ലാത്തവ ആയിരിക്കണം 2. സർക്കാർ വികസിപ്പിച്ച അല്ലെങ്കിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൽക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറരുത്. 3. സ്വകാര്യ കൽക്കരി പാടങ്ങൾ സർക്കാർ പാടങ്ങളിൽ നിന്നും ദൂരെ ആയിരിക്കണം സർക്കാർ ചിലവിൽ നിർമ്മിച്ച സൌകര്യങ്ങൾ സ്വകാര്യ മേഖല ദുരുപയോഗം ചെയ്യാതിരിക്കാൻ ) 4. സ്വകാര്യ മേഖലക്ക് കൈമാറിയ കൽക്കരി പാടങ്ങൾ വികസിപ്പിക്കാൻ ഉള്ള ചിലവ് അവരുടെ ഉത്തരവാദിത്വമാകുന്നു. മൈനിംഗ് നടത്താൻ ഉള്ള സാങ്കേതിക പരിജ്ഞാനവും വിഭവ ശേഷിയും ഉള്ള കമ്പനികൾക്ക് മാത്രമേ ലൈസൻസ് നൽകാവൂ. ഇതിനുമപ്പുറം, അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നത് കൊണ്ട് തന്നെ സ്വകാര്യ കമ്പനികളിൽ നിന്ന് ഈടാക്കുന്ന വില കുറവായിരുന്നു. കാരണം ലാഭത്തിന് വേണ്ടിയല്ലല്ലോ രാജ്യത്തിന്റെ നന്മക്കു വേണ്ടിയല്ലേ ഈ കൈമാറ്റം. അത് മാത്രമല്ല സ്വകാര്യ മേഘല അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടി കാര്യമായ മുതൽ മുടക്ക് നടത്തുന്നു എന്നതും പരിഗണിക്കണമല്ലോ. രാജ്യത്തിൻറെ ഊർജ പ്രതിസന്ധി മാറി കടക്കാൻ സർക്കാരും സ്വകാര്യ കമ്പനികളും കൈ കോർത്ത്‌ നീങ്ങുന്ന ഒരു സുന്ദര ഭാവിയെ പറ്റി ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. പക്ഷെ, ആധുനിക ഇന്ത്യയുടെ കരി വഴികളിലൂടെ ഉള്ള യാത്ര വിഭാവനം ചെയ്യപ്പെട്ട വഴികളിലൂടെ ആയിരുന്നില്ല. സാധാരണ രീതിയിൽ കൽക്കരി പാടങ്ങൾ എതു കമ്പനിക്ക് നൽകണം എന്ന തീരുമാനം എങ്ങനെ ആവും ഇന്ത്യൻ അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടുന്ന ഒരു ലേലം ആവും മനസ്സിൽ വരിക. പക്ഷെ, അവിടെയും ഉണ്ട് പുതുമ മിക്കവാറും കൽക്കരി പാടങ്ങളും അനുവദിച്ചത് ഒരു സർക്കാർ "stereing committe" ആണ്. കമ്പനികൾ ലൈസൻസ് വേണ്ട കൽക്കരി പാടങ്ങൾ തിരഞ്ഞെടുത്ത ശേഷം ഈ കമ്മിറ്റിക്ക് അപേക്ഷ നൽകുന്നു കൂലംകർഷമായ' ചർച്ചകൾക്ക് ശേഷം കമ്മിറ്റി മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നു. ഈ കമ്മിറ്റി മീറ്റിംഗ്ഫയലുകളാണ് കാണാതായ കരി ഫയലുകളിൽ പലതും എന്ന് പറയുമ്പോൾ തന്നെ സുതാര്യതയുടെ ആഴം അറിയാമല്ലോ. കോടികളുടെ മതിപ്പുള്ള കൽക്കരി ഖനികൾ സ്വകാര്യ മേഖലക്ക്കൈ മാറാൻ അടച്ചിട്ട മുറിയിൽ ഒരു കമ്മിറ്റി കൂടിയാൽ എന്ത് സംഭവിക്കും എന്നറിയാൻ സലിം കുമാർ പറഞ്ഞത് പോലെ അൽപം കോമണ്‍ സെൻസ് മാത്രം പോരെ ഇതൊന്നും പോരാതെയാണ് end use എന്ന ട്വിസ്ടുമായി സർക്കാർ രംഗത്തിറങ്ങുന്നത്. കോൾ കമ്പനികൾക്ക് മാത്രമല്ല സിമെന്റ്, സ്റ്റീൽ തുടങ്ങിയ കമ്പനികൾക്കും കൽക്കരി പാടങ്ങൾ അനുവദിക്കാം എന്ന പുരോഗമന തീരുമാനം കളിയുടെ ഗതി തന്നെ മാറ്റി.മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ അതിനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്ത കമ്പനികൾക്ക് മൈനിംഗ് ലൈസൻസ് കിട്ടാൻ വഴിയൊരുങ്ങുന്നത് ഈ മാറ്റത്തിൽ നിന്നാണ്. മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ വിഭവ ശേഷിയോ ഇല്ലാത്തപുഷപ് സ്റ്റീൽ എന്ന സ്ഥാപനത്തിന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ഛത്തിസ്‌ഗഡിൽ മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നത്. നവഭാരത് പവർ എന്നാ ഹൈദരാബാദ് കമ്പനി ആകട്ടെ, അവർ വാങ്ങിയ രണ്ട് മൈനുകൾ 230 കോടി രൂപക്കാണ് മറിച്ചു വിറ്റത്. രാജ്യത്തെ കുന്നുകളും മലകളും സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ടിക്കറ്റ്‌ പോലെ ബ്ലാക്കിൽ പത്ത് ഇരട്ടിക്ക് മറിച്ചു വിൽക്കുന്ന സൂപ്പർ വികസനം. വനങ്ങൾ സംരക്ഷിക്കാൻ നിർണയിച്ച സുരക്ഷിത മേഘലകൾ മൈനിങ്ങിന് അനുയോജ്യമാണ് എന്ന കണ്ടെത്തലായിരുന്നു മറ്റൊരു വിവാദപരമായ വനങ്ങളിൽ മൈനിംഗ് നടത്തുമ്പോൾ അവിടെ ആദിവാസികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യും എന്നോട് ചോദ്യമുണ്ട്. എളുപ്പമല്ലേ ഉത്തരം രാജ്യ പുരോഗതിക്കു മുന്നിൽ, വോട്ട് ബാങ്ക് അല്ലാത്ത ആദിവാസികൾക്ക് എന്ത് പ്രസക്തി സിമന്റ്‌ കമ്പനി ചുളു വിലക്ക് നേടിയെടുത്ത മൈനുകളിൽ നിന്ന് അവർക്ക് കാശു വാരാൻ വേണ്ടി അവനവൻറെ അവസ വ്യവസ്ഥ വിട്ട് ഇറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കാര്യം പിന്നെ നമ്മളുടെ സ്വീകരണ മുറികളിൽ എത്തുന്നതെ ഇല്ലല്ലോ. 93 മുതൽ 2010 വരെ 218 കോൾ ബ്ലോക്കുകൾ ആണ് അനുവദിക്കപ്പെട്ടത് നരസിംഹറാവു സർക്കാർ അഞ്ചും, ദേവ ഗൌഡ നാലും കോൾ ബ്ലോക്കുകൾ അനുവദിച്ചപ്പോൾ BJP ഭരണ കാലത്ത് 32 ബ്ലോക്കുകൾ അനുവദിക്കപെട്ടു പക്ഷെ 2004 മുതൽ 2010 വരെ 175 ബ്ലോക്കുകൾ അനുവദിച്ചു കൊണ്ട് UPA ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച വയ്ച്ചത്‌. നിയമം സ്വകാര്യ മേഖലക്ക് നട്ടെല്ല് വളച്ചു കൊടുക്കുന്ന, അധികാരവും, രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തവരുടെ ആവാസ വ്യവസ്ഥകളെ വിൽപ്പന ചരക്കാക്കുന്ന ഇന്നത്തെ ഇന്ത്യയുടെ നേർക്കാഴ്ചയാണ്‌ കോൾ ഗേറ്റ്. ഈ അഴിമതിയും അതിന്റെ അന്വേഷണവും എങ്ങനെ അവസാനിക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള വ്യക്തമായ സൂചന ആയേക്കാം. പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് വരെ നീണ്ട അന്വേഷണം സിബിഐ കൈകാര്യം ചെയ്തതിനെ പറ്റിയും, ഇന്ത്യയുടെ പരമോന്നത നീീതി പീഠം അവരെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിക്കേണ്ടി വന്നതിനെയും പറ്റി മറ്റൊരു പോസ്റ്റിൽ. നേതാവിൻറെ ഇന്നത്തെ പരിപാടികൾക്കുള്ള പ്രത്യേക നിർദ " Shoot, coward! You are only going to kill a man എന്ന വാക്കുകളോടെയാണ് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി മരണത്തെ നേരിട്ടത് ആഴ്ച തോറും വിവാദത്തിന്റെ ഒരു ഡോസ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. ഡോസിനായി കാത്തിരിക്കുന്ന ജനങ്ങള് ഒരു തണുത്ത വെളുപ്പാന്‍ കാലം. ക്ലാക്ലാ ക്ലീക്ലീ എന്താണൊരു ശബ്ദം ഞാന്‍ ഞെട്ടി എണീറ്റു. മുറ്റത്തേക്ക്‌ നോക്കണോ അല്ല, അതിനു മൂന്നാം നിലയ നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി അയാള്‍ നടത്തത്തിനു വേഗം കൂട്ടി. മൊബൈലില്‍ അവളോട്‌ പറഞ്ഞ സമയം ആവാറായി എന്നയാള്‍ക്ക് അറിയാമായിരുന്നു മണി ആറ്. അങ്ങനെ ഇന്നത്തെ റിലീസ് മഹാമഹവും പൊടി പൊടിച്ചു ബഗ്' എന്ന ഓമന പേരിട്ടു വിളിക്കുന്ന എട്ടിന്റെ പണികള്‍ നാളെ ഇങ്ങെത ഇന്നു രാവിലെ ഉറക്കം എണീറ്റത് പ്രകൃതി ഒരുക്കിയ ഈ ദൃശ്യ വിരുന്നു കണ്ടു കൊണ്ടായിരുന്നു. വിശാലമായ ആകാശത്തില്‍ വാരി വിതറിയ പ്രകൃതിയുടെ വര്‍ണങ്ങള നാഴികക്ക് നാല്‍പ്പതു വട്ടം ഭരണം മോശമാണ് എന്ന് വിളിച്ചു കൂവാന്‍ മടിയില്ലാത്തവര്‍ ആണ് നമ്മള്‍ എല്ലാം. എന്നാല്‍ അത് കൊണ്ട് എന്ത് പ്രയോജനം സ നളിനി ജമീലയുടെ ആത്മകഥ വായിക്കുമ്പോൾ മനസിൽ തട്ടുന്നത് രണ്ടു കാര്യങ്ങളാണ്‌ അതിൽ ആദ്യത്തേത് ഇര വാദത്തിന്റെ അഭാവം തന്നെയാണ്. സമൂഹവും ജീവിതവും ബ്ലോഗ് എഴുതുന്ന പെണ്‍കുട്ടികളോട് ഒരു വാക്ക് . ഇതൊരു ആണ്കൊയ്മ വാദമോ സ്ത്രീ സ്വാതന്ത്രതിനെതിരെ ഉള്ള ഘോര പ്രസംഗമോ അല്ല. പലപ്പോഴായി ചിന്തയില്‍ പെണ്‍കുട്ടികളുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന ഇതാണീ ജനങ്ങള്‍ എന്ന് പറയുന്ന കഴുതകളുടെ കുഴപ്പം, എന്തെങ്കിലും കേള്‍ക്കും മുന്നേ ചാടി ഇറങ്ങിക്കോളും ഒരുമാതിരി കോക്ക് പിറ്റ് എന്ന് കേട്ടാല വിദ്യാർഥികളുടെ ബസ് ചാർജ് വർദ്ധനവ്: ചർച്ച തുടരുമെന്ന് മന്ത്രി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്‍റെ സി.ക്യു.ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചു പ്രോജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയിലിറക്കും സഹൃദയയും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു തെക്കേനട റോഡിൽ ഗതാഗത നിയന്ത്രണം തുടരും കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിട ഭാഗങ്ങൾ ലേലം ചെയ്‌ത്‌ വിൽക്കുന്നു മോൺസിഞ്ഞോർ സക്കറിയാസ് വാഴപ്പിള്ളിയുടെ 32-ാം ചരമദിനം ആചരിച്ചു തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 395 പേര്‍ക്ക് കൂടി കോവിഡ്,390 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4700 തമിഴ് ചിത്രമായ 'സിവരഞ്ജിനിയും ഇന്നും ചില പെൺകളും' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവ് ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 174. ഇതുവരെ ആകെ പോസിറ്റീവ് 922 ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 10 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 174. ഇതുവരെ ആകെ പോസിറ്റീവ് 922. ഹോം ക്വാറന്റൈയിനിൽ 332 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 430 പേർക്ക് കോവിഡ്, 417 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 430 പേർക്ക് കോവിഡ്, 417 പേർക്കും സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ് തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 430 ൽ 417 പേർക്കും സമ്പര്‍ക്കത്തിലൂടെ. അതേസമയം രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 904 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും കെ. പി. കേശവമേനോന്‍റെ 42 -ാമത് ചരമവാർഷിക ദിനം ആചരിച്ചു ഇരിങ്ങാലക്കുട സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പ്രഥമ പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോനെ അദ്ദേഹത്തിന്‍റെ 42 -ാമത് ചരമവാർഷിക ദിനത്തിൽ മാതൃഭൂമി സ്റ്റഡി സർക്കിൾ ആദ്യകാല പ്രവർത്തകർ അനുസ്മരിച്ചു. എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ജയൻ അരിമ്പ്ര, ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, എന്നിവർ സംസാരിച്ചു. ഒക്യൂപേഷണൽ തെറാപ്പി ബിരുദ കോഴ്സ് എൻ ഐ പി എം ആറിൽ കല്ലേറ്റുംകര കല്ലേറ്റുംകരയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ തൊഴിൽ സാധ്യതയുള്ള പുതിയ പ്രൊഫഷണൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമായി നാലര വർഷ കാലയളവുള്ള ഒക്യൂപ്പേഷണൽ ബിരുദ കോഴ്സ് ആരംഭിക്കുന്നു. രാജ്യത്തിനകത്തും പുറത്തും ധാരാളം ജോലി സാധ്യതയുള്ള ഈ പാരാമെഡിക്കൽ കോഴ്സിന് 2020 ഒക്ടോബർ 17 ന് ചേർന്ന ആരോഗ്യ സർവ്വകലാശാല ജനറൽ കൗൺസിൽ അംഗീകാരം നൽകി. നിലവിൽ പാരാമെഡിക്കൽ കോഴ്സിനായി എൽ ഡിസംബർ പിറന്നതോടെ താരകങ്ങള്‍ നിറഞ്ഞ് ക്രിസ്‌മസ് വിപണി ഇരിങ്ങാലക്കുടയിൽ ഉണരുന്നു വിദ്യാർഥികളുടെ ബസ് ചാർജ് വർദ്ധനവ്: ചർച്ച തുടരുമെന്ന് മന്ത്രി ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വ്യാഴാഴ്ച 12 കോവിഡ് പോസിറ്റീവുകൾ, 92 പേർ ചികിത്സയിൽ തെക്കേനട റോഡിൽ ഗതാഗത നിയന്ത്രണം തുടരും തൃശ്ശൂര്‍ ജില്ലയിൽ വ്യാഴാഴ്ച 395 പേര്‍ക്ക് കൂടി കോവിഡ്,390 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4700 ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്‍റെ സി.ക്യു.ഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചു പ്രോജക്ടുകള്‍ ഉല്പന്നങ്ങളാക്കി വിപണിയിലിറക്കും – സഹൃദയയും ശ്രീചിത്തിരയും ധാരണാ പത്രം ഒപ്പിട്ടു മോൺസിഞ്ഞോർ സക്കറിയാസ് വാഴപ്പിള്ളിയുടെ 32-ാം ചരമദിനം ആചരിച്ചു കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള കച്ചേരി പറമ്പിലെ കേടുപാട് സംഭവിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിട ഭാഗങ്ങൾ ലേലം ചെയ്‌ത്‌ വിൽക്കുന്നു തമിഴ് ചിത്രമായ ‘സിവരഞ്ജിനിയും ഇന്നും ചില പെൺകളും’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി ഉദ്‌ഘാടനം ചെയ്തു ലയൺസ് ലേഡീ ക്ലബ് ഇരിങ്ങാലക്കുട ഹോളിഡേ ബസാർ എക്സിബിഷൻ സെയിൽ – ഡിസംബർ 4,5 തീയതികളിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദീക്ഷാരംഭ് 2021′ സെന്‍റ് ജോസഫ്സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ് 1653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്, കൂടുതൽ പി.എസ്.സി നിയമനങ്ങൾ സാധ്യമാകും പീച്ചി ചിത്രശലഭ സര്‍വ്വേയില്‍ അപൂര്‍വ്വമായ കണ്ടെത്തലുകള്‍ ഹൊബാർട്ട് വനിതാ ബിഗ്ബാഷ് ലീഗിലെ ആറാം മത്സരത്തിൽ മെൽബൺ സ്റ്റാർസിന് എതിരെ ഹൊബാർട്ട് ഹരികെയ്ൻസിന് വമ്പൻ ജയം. ഹരികെയ്ൻസിന്റെ ഓപ്പണർ റേച്ചൽ പ്രീസ്റ്റ് സെഞ്ചുറി നേടിയ മത്സരത്തിൽ 63 റൺസിനായിരുന്നു ഹരികെയ്ൻസിന്റെ വിജയം. റേച്ചൽ പ്രീസ്റ്റ് ആണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹരികെയ്ൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടി. റേച്ചൽ പ്രീസ്റ്റ് 68 പന്തിൽ 10 ഫോറും ഏഴ് സിക്സുമുൾപ്പടെ 107 റൺസ് നേടി പുറത്താകാതെ നിന്നു. പ്രീസ്റ്റിനു പുറമെ വേറെയാരും നല്ല പ്രകടനങ്ങൾ പുറത്തെടുത്തില്ല. ജോൺസ്റ്റൺ(2 പ്രീസ്(1 ഘോഷ്(2) എന്നിവർ തീർത്തും നിരാശപ്പെടുത്തി. സ്റ്റാർസിനു വേണ്ടി സുതർലാൻഡ് രണ്ടും ഫ്ലിന്റോഫ്, സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി. മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പെടെ തിയേറ്ററുകൾ തിങ്കളാഴ്ച തുറക്കും; തീരുമാനം തിയേറ്റർ ഉടമകളുടെ യോഗത്തിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികളിൽ 40 ശതമാനം സ്ത്രീകൾ ഉണ്ടാവുമെന്ന് പ്രിയങ്ക ഗാന്ധി ’60 ലക്ഷം പേരെക്കൊന്ന ഈ ചെകുത്താനെ പൊക്കി നടക്കാൻ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടിയ്ക്ക് കഴിയുന്നു’; സിപിഐഎം സമ്മേളന വേദികളിൽ നിറയുന്ന ലെനിന്റെ ചിത്രത്തിനെതിരെ കുറിപ്പുമായി യുവതി രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളുടെ ചിത്രങ്ങൾ പകർത്താൻ പ്രത്യേക ക്യാമറകൾ; ദൃശ്യങ്ങളുപയോഗിച്ച് ഭീഷണി; സൈജു ഒരുക്കിയ കെണികൾ ഇങ്ങനെ ഒമിക്രോണ്‍; ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്നോട്ട് പോകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി; ഡിസംബര്‍ 17ന് ആദ്യ ടെസ്റ്റ് വയനാട് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം; വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒമിക്രോൺ അതിവേഗം പടരുന്നു; യുഎഇയിലും അമേരിക്കയിലും രോഗബാധ സ്ഥിരീകരിച്ചു; ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്ന് രോഗപ്രതിരോധ മന്ത്രാലയം പട്ടാപ്പകല്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി ബസ് ചാർജ് വർധന; കൺസഷൻ ആറ് രൂപയാക്കണമെന്ന് ബസുടമകൾ; ഗതാഗത,വിദ്യാഭ്യാസ മന്ത്രിമാർ വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും ഒമിക്രോണ്‍; ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്നോട്ട് പോകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി; ഡിസംബര്‍ 17ന് ആദ്യ ടെസ്റ്റ് വയനാട് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം; വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒമിക്രോൺ അതിവേഗം പടരുന്നു; യുഎഇയിലും അമേരിക്കയിലും രോഗബാധ സ്ഥിരീകരിച്ചു; ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്ന് രോഗപ്രതിരോധ മന്ത്രാലയം പട്ടാപ്പകല്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി ബസ് ചാർജ് വർധന; കൺസഷൻ ആറ് രൂപയാക്കണമെന്ന് ബസുടമകൾ; ഗതാഗത,വിദ്യാഭ്യാസ മന്ത്രിമാർ വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച നടത്തും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം യുവാക്കളെ ആകർഷിക്കാൻ ഹൈടെക് വിദ്യകളുമായി പാക് ഭീകരസംഘടനകൾ; മസൂദ് അസറിന്റെ പ്രസംഗങ്ങൾ അടങ്ങിയ ജെയ്‌ഷെ മുഹമ്മദ് അനുകൂല ആപ്പ് ഗൂഗിൾ പ്ളേ‌സ്‌റ്റോറിൽ – Media Mangalam യുവാക്കളെ ആകർഷിക്കാൻ ഹൈടെക് വിദ്യകളുമായി പാക് ഭീകരസംഘടനകൾ; മസൂദ് അസറിന്റെ പ്രസംഗങ്ങൾ അടങ്ങിയ ജെയ്‌ഷെ മുഹമ്മദ് അനുകൂല ആപ്പ് ഗൂഗിൾ പ്ളേ‌സ്‌റ്റോറിൽ ശ്രീനഗർ: തീവ്രവാദ പ്രചാരണത്തിനായി ദീർഘനാളായി പിന്തുടരുന്ന മാർഗങ്ങൾക്ക് പുറമേ ഹൈടെക്കായും വഴികൾ കണ്ടെത്തി പാക് പിന്തുണയുള‌ള തീവ്രവാദ സംഘടന ജെ‌യ്‌ഷെ മുഹമ്മദ്. ഡ്രോണുകൾ വഴി ആയുധകടത്തും മറ്റും നടത്തുന്നതിന് പിന്നാലെ ഇപ്പോൾ ആപ്പുകളിലൂടെയും യുവാക്കളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ട്. ‘അച്ഛീ ബാത്തേൻ’ (നല്ല കാര്യങ്ങൾ) എന്ന പേരിലെ ആപ്പാണ് ഗൂഗിൾ പ്ളേ സ്‌റ്റോറിൽ ലോകമാകമാനമുള‌ള ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനങ്ങളാണ് ഈ ആപ്പിലുള‌ളത്. ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആപ്പിൽ ഒരിടത്തും നേരിട്ട് പറയുന്നില്ല. എന്നാൽ ഈ പ്രബോധനങ്ങൾ ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആപ്പിന് പുറത്ത് വെബ് പേജുകളിലേക്കുള‌ള ലിങ്കും നൽകിയിട്ടുണ്ട്. അതിൽ പുസ്‌തകങ്ങൾ, എഴുത്തുകൾ, ഓഡിയോ സന്ദേശങ്ങൾ എന്നിവയുണ്ട്, എല്ലാം മസൂദ് അസറുമായോ അയാളുടെ കൂട്ടാളികളുമായോ ബന്ധമുള‌ളത്. ഇന്ത്യയിലേക്ക് നിരന്തരം ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും നടത്തുന്ന സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ 2001 മുതൽ യു.എൻ സുരക്ഷാ കൗൺസിൽ തീവ്രവാദ സംഘടനയായി കണക്കാക്കുന്നു. വിദേശ തീവ്രവാദ സംഘടനയായി അമേരിക്കയും കണക്കാക്കുന്നു. 2020 ഡിസംബർ നാലിന് ആരംഭിച്ച ആപ്പ് ഇതുവരെ 5000ലധികം പേർ ഡൗൺലോഡ് ചെയ്‌തു. പാകിസ്ഥാനിൽ നിന്നുള‌ള മത പ്രഭാഷകരുടെ പ്രസംഗങ്ങളും ആപ്പിലുണ്ട്. ഈ ആപ്പുമായി ബന്ധപ്പെട്ട ബ്ലോഗിൽ മസൂദ് അസറിന്റെ പഴയകാല ലേഖനങ്ങളുണ്ട്. സാദി എന്ന തൂലികാനാമത്തിലാണ് ഇവയെല്ലാം. പേജിൽ കണ്ട് ലിങ്കുകളുണ്ട്. അതിലൊന്ന് 2001നും 2019നുമിടയിൽ മസൂദ് അസർ നടത്തിയ തീവ്രവാദ പ്രസംഗങ്ങളാണ്. മറ്റൊരു ലിങ്കിൽ മസൂദ് അസറിന്റെ അനുജൻ ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ മേധാവി അബ്‌ദുൾ റൗഫ് അസ്‌ഗർ, ഇയാളുടെ അടുത്ത അനുയായി തൽഹാ സയ്‌ഫ് എന്നിവരുടെ പ്രസംഗങ്ങളാണ്. ആപ്പിന്റെ സെർവർ ജർമ്മനിയിലാണ്. ഉപഭോക്താവിന്റെ ഫോണിലെ വിവരങ്ങളെല്ലാം വളരെ പെട്ടെന്ന് ശേഖരിക്കാൻ ആപ്പിനാകും. ഈ ആപ്പ് നിരോധിക്കുന്നതിന് ഗൂഗിളിൽ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ സൂചിപ്പിച്ചു. ഗാന്ധിയുടെ നിർദ്ദേശപ്രകാരം വീര്‍സവര്‍ക്കര്‍ മാപ്പ് പറയുകയായിരുന്നു; ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനാണ് സവർക്കർ: പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ശക്തമായ മഴ മൂലമുണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സർക്കാർ തയാർ: റവന്യൂമന്ത്രി കെ രാജന്‍ കണ്ടത് കുറുവ സംഘത്തെയാണോ അനാവശ്യ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി; ഒരാഴ്ചയായിട്ടും മോഷ്ടാക്കളെ കണ്ടെത്താതെ പോലീസ്; ആശങ്ക വിട്ടുമാറാതെ നാട്ടുകാർ ’60 ലക്ഷം പേരെക്കൊന്ന ഈ ചെകുത്താനെ പൊക്കി നടക്കാൻ എങ്ങനെ കേരളം ഭരിക്കുന്ന പാർട്ടിയ്ക്ക് കഴിയുന്നു’; സിപിഐഎം സമ്മേളന വേദികളിൽ നിറയുന്ന ലെനിന്റെ ചിത്രത്തിനെതിരെ കുറിപ്പുമായി യുവതി രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളുടെ ചിത്രങ്ങൾ പകർത്താൻ പ്രത്യേക ക്യാമറകൾ; ദൃശ്യങ്ങളുപയോഗിച്ച് ഭീഷണി; സൈജു ഒരുക്കിയ കെണികൾ ഇങ്ങനെ ഒമിക്രോണ്‍; ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്നോട്ട് പോകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി; ഡിസംബര്‍ 17ന് ആദ്യ ടെസ്റ്റ് വയനാട് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം; വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒമിക്രോൺ അതിവേഗം പടരുന്നു; യുഎഇയിലും അമേരിക്കയിലും രോഗബാധ സ്ഥിരീകരിച്ചു; ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്ന് രോഗപ്രതിരോധ മന്ത്രാലയം പട്ടാപ്പകല്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി രാസലഹരി പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളുടെ ചിത്രങ്ങൾ പകർത്താൻ പ്രത്യേക ക്യാമറകൾ; ദൃശ്യങ്ങളുപയോഗിച്ച് ഭീഷണി; സൈജു ഒരുക്കിയ കെണികൾ ഇങ്ങനെ ഒമിക്രോണ്‍; ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്നോട്ട് പോകാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി; ഡിസംബര്‍ 17ന് ആദ്യ ടെസ്റ്റ് വയനാട് സ്വദേശി വെടിയേറ്റ് മരിച്ച സംഭവം; വെടികൊണ്ടത് ദൂരെ നിന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ഒമിക്രോൺ അതിവേഗം പടരുന്നു; യുഎഇയിലും അമേരിക്കയിലും രോഗബാധ സ്ഥിരീകരിച്ചു; ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്ന് രോഗപ്രതിരോധ മന്ത്രാലയം പട്ടാപ്പകല്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിനെ ഷർട്ടിന് പിടിച്ച് താഴെയിട്ട് പെൺകുട്ടി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം പരിഷത്ത് പ്രവർത്തകർക്ക് സംഘടനാവർത്തമാനങ്ങൾ അറിയുവാനുള്ള ഒരിടമാണ് പരിഷദ് വാർത്ത. സംഘടനയുടെ എല്ലാ ഘടകങ്ങളിലും നടക്കുന്ന വ്യത്യസ്തങ്ങളായ ഇന്ത്യ എന്തിന് വേണ്ടി നിലകൊള്ളുന്നോ അത് ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണ ജനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് ആവര്‍ത്തിച്ച്‌ തെളിയിച്ചു കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം കോണ്‍ഗ്രസ് നിറവേറ്റും. അഞ്ചുവര്‍ഷം മുമ്ബ് വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി ജയിച്ച്‌ അധികാരത്തിലെത്തിയത്. രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു. എന്നാല്‍ ഓരോ നിമിഷവും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു മോദി സര്‍ക്കാര്‍ ചെയ്തത്. ചില സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പ്രിയങ്ക ആരോപിച്ചു. വയനാട്ടിലെ സംസ്കാരവും ജീവിത രീതികളും കേരളത്തിെൻറയും മറ്റ് രാജ്യങ്ങളുടെയും ജീവിത രീതികളുമായി എത്ര മനോഹരമായാണ് ഇടകലർന്നിരിക്കുന്നതെന്ന് ആലോചിച്ച് വളരെയധികം സന്തോഷം തോന്നി. രണ്ട് മാസത്തോളമായി താൻ ഉത്തർപ്രദേശിൽ യാത്ര ചെയ്യുകയായിരുന്നു. വയനാട്ടിലെ കർഷകർക്കും ആദിവാസികൾക്കും എങ്ങനെയാണോ ഇവിടുത്തെ ഭൂമിയും സംസ്കാരവും വനവുമായി ഇഴപിരിയാത്ത ബന്ധമുള്ളത്, അതുപോലെ യു.പിയിലെ കർഷകർക്ക് അവരുടെ ഭൂമിയുമായും സംസ്കാരവുമായും അഗാധമായ ഒരു ബന്ധമാണുള്ളത്. ഉത്തർപ്രദേശിലെ ഗോതമ്പ് പാടങ്ങൾ എനിക്കെത്ര മാത്രം സ്വന്തമാണോ അതുപോലെ വയനാടും എനിക്ക് സ്വന്തമാണ്. ഈ രാജ്യത്തെ ഓരോ സംസ്ഥാനവും എെൻറ സ്വന്തമാണ്, എെൻറ രാജ്യത്തിെൻറ ഭാഗമാണ് -പ്രിയങ്ക പറഞ്ഞു. രാഹുൽഗാന്ധിക്ക് വോട്ടഭ്യർത്ഥിക്കുന്നതിനാണ് പ്രിയങ്ക കേരളത്തിലെത്തിയത്. നേരത്തേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ സഹോദരൻ രാഹുൽ ഗാന്ധിക്കൊപ്പം നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രിയങ്കയുമെത്തിയിരുന്നു. മണ്ഡലത്തിൽ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും. രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലിക്കോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. ഇന്ത്യൻ രാഷ്ട്രീയക്കാരനും പശ്ചിമ ദില്ലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ് പർവേഷ് സാഹിബ് സിംഗ് വർമ്മ (ജനനം: 7 നവംബർ 1977 ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗമാണ്. 2014 മെയ് മാസത്തിൽ 16-ാമത് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ 17-ാമത് ലോക്സഭയിലേക്ക് 578486 വോട്ടുകൾക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഇത് ദില്ലിയിലെ എക്കാലത്തെയും ഉയർന്ന മാർജിൻ വിജയമാണ്. 2014 സെപ്റ്റംബർ 1 മുതൽ പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംയുക്ത സമിതി അംഗവും നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമാണ്. മുതിർന്ന ബിജെപി രാഷ്ട്രീയക്കാരനും ദില്ലി മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിംഗ് വർമയുടെ മകനാണ്. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മെഹ്‌റോളി വിധാൻ സഭാ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ദില്ലി വിധാൻസഭാസ്പീക്കർ യോഗാനന്ദ് ശാസ്ത്രിയെ പരാജയപ്പെടുത്തി. 1977 നവംബർ 7 ന് സാഹിബ് സിംഗ് വർമയ്ക്കും സാഹിബ് കൗ റിനും ജനിച്ച പുത്രനാണ് പർവേശ് വർമ്മ 1] അദ്ദേഹത്തിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട് 2] ദില്ലി പബ്ലിക് സ്കൂളിൽ നിന്ന് ആർ‌കെ പുരാമിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1] ദില്ലി സർവകലാശാലയുമായി ബന്ധപ്പെട്ട കിരോരി മാൾ കോളേജിൽ നിന്ന് ബിരുദം നേടി. ഫോർ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ നേടി. അദ്ദേഹത്തിന്റെ അമ്മാവൻ ആസാദ് സിംഗ് നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ മേയറായിരുന്നു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുണ്ട്ക വിധൻ സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു. 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ പശ്ചിമ ദില്ലി ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും പാർട്ടി നേതാക്കളിൽ നിന്ന് പരിഗണന ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടും പാർട്ടി ടിക്കറ്റ് നിഷേധിച്ചു. പകരം ജനക്പുരി എം‌എൽ‌എ ജഗദീഷ് മുഖി പശ്ചിമ ഡെൽഹിയിൽ നിന്ന് മത്സരിച്ചു. 2013 മാർച്ച് 22 ന് ദ്വാരകയിൽ നടന്ന ഒരു മഹാപഞ്ചായത്ത് "പർവേഷിന് ടിക്കറ്റ് നിഷേധിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ അപലപിച്ചു". ഭാരതീയ ജനതാ പാർട്ടി, കേന്ദ്രത്തിലെ ഭരണകക്ഷി, ദില്ലി വിധിസഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടി എന്നിവയിലെ അംഗമാണ് വർമ്മ. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദില്ലി ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായിരുന്നു 3] 2014 മെയ് മാസത്തിൽ വെസ്റ്റ് ഡെൽഹി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് പാർലമെന്റ് അംഗമായി. പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച സംയുക്ത സമിതിയിലും നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം മാറി. പർവേഷ് സാഹിബ് സിംഗ് ദില്ലിയിലെ ഏറ്റവും ഉയർന്ന വിജയ മാർജിനിലും ഇന്ത്യയിലെ ആറാമത്തെ ഉയർന്ന റെക്കോർഡിലും സ്വന്തം റെക്കോർഡ് തകർത്തു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 14,41,601 വോട്ടുകളിൽ 8,65,648 വോട്ടുകൾ പ്രവേഷ് വർമ്മയ്ക്ക് ലഭിച്ചു. ദില്ലി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മാർജിനാണിത് 5 6 7 8] വർമ സ്വാതി സിംഗ് വർമ വിവാഹം ചെയ്തു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം സമർപ്പിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വർമ്മ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവൾക്ക് കൃഷിഭൂമി രൂപത്തിൽ സ്വത്തുക്കളും സാമ്പത്തിക വിഭവങ്ങൾ പ്രോപ്പർട്ടി, ഒരു അപ്പാർട്ട്മെന്റ്, ഒപ്പം ₹ 100 ദശലക്ഷം രൂപയുടെ മുത്തുകൾ തുടങ്ങിയവ ഉണ്ട്. അദ്ദേഹത്തിന് 3 മക്കൾ (രണ്ട് പെൺമക്കളും ഒരു മകനുമുണ്ട് അദ്ദേഹം രാഷ്ട്രീയ സ്വാഭിമാൻ എന്ന എൻ‌ജി‌ഒ നടത്തുന്നു. അല്ലാഹു മനുഷ്യരെ വ്യത്യസ്തങ്ങളായ സിദ്ധികള്‍ നല്‍കിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ നമ്മുടെ ഇടയിലുള്ള അസാമാന്യ കഴിവുകളുള്ള ആളുകള്‍ നിഷേധാത്മക ചിന്തകളുടെ കൂമ്പാരത്തിനടിയില്‍ തങ്ങളുടെ കഴിവുകളെ അടക്കം ചെയ്തു വ്യക്തിഗത ദാരിദ്യത്തില്‍ കഴിയുന്നവരാണ്. കാഴ്ചയിലും വേഷവിധാനത്തിലും ദരിദ്രനാണെന്ന് തോന്നുന്ന ഒരാളുടെ മരണശേഷം ഭരണാധികാരികള്‍ അയാളുടെ സ്ഥലത്തുകൂടി ഒരു പോഷകറോഡ് നിര്‍മിക്കാന്‍ ഒരുങ്ങി. റോഡിന് വേണ്ടി മണ്ണു കുഴിച്ചുമാറ്റിയപ്പോള്‍ മണ്ണിനടിയില്‍ ഒട്ടനവധി പാല്‍ ടിന്നുകളിലായി നാണയങ്ങള്‍ കുത്തിനിറച്ചതായിരിക്കുന്നതാണ് കണ്ടത്. അവ മൊത്തം രണ്ടുലക്ഷം ഡോളറോളം വരും. ഏറെയും പത്തിന്റെയും അമ്പതിന്റെയും കൊച്ചുനാണയങ്ങള്‍. ഈ ദരിദ്രന് കമ്പനിയില്‍ ഷെയര്‍ ഉണ്ടായിരുന്നതായും അതു വിറ്റു കിട്ടിയ പണം മുഴുവന്‍ മണ്ണിനടിയില്‍ കുഴിച്ചു മൂടുകയായിരുന്നുവെന്നും പിന്നീട് മനസ്സിലായി. വിഢിത്വം, എന്തൊരു വിവരം കെട്ട മനുഷ്യന്‍ എന്നു പറയാനായിരിക്കും നമുക്കു തോന്നുക. എനിക്കിഷ്ടപ്പെട്ട ഒരമുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് കൂടെ? എന്നാല്‍, നമ്മുടെ ഇടയിലെ അസാമാന്യ കഴിവുകളുള്ള ആളുകള്‍ നിഷേധാത്മക ചിന്തകളുടെ മണ്‍കൂമ്പാരത്തിനടിയില്‍ തങ്ങളുടെ കഴിവുകളെ അടക്കം ചെയ്ത് വ്യക്തിഗത ദാരിദ്യത്തില്‍ കഴിയുന്നതുമായി താരതമ്യപ്പെടുത്തിയാല്‍ ആ മനുഷ്യന്‍ അത്ര കൂടുതല്‍ വിഢ്ഡിത്വം ഒന്നും കാണിക്കുക ഉണ്ടായില്ലെന്ന് പറയാം. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളെ പ്രതിപാദിച്ചതിന് ശേഷം നമ്മോട് ചോദിക്കുന്നു: ‘ അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ? ‘ (അല്‍ ബലദ് 8-10 നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ച് നാം ചോദിക്കുക തന്നെ ചെയ്യും എന്ന് അല്ലാഹു മറ്റൊരിടത്ത് താക്കീത് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നമ്മിലോരുരത്തരിലും അനര്‍ഘമായ ദൈവികാനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കെ അവയെ പുറത്തെടുക്കാതെ തന്റെ അനുഗ്രഹങ്ങളെ ഖബറടക്കാന്‍ വിശ്വാസിക്ക് എങ്ങനെ കഴിയും! കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്. എനിക്കിഷ്ടപ്പെട്ട ഒരമുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് കൂടെ? ‘വിവാഹം പരാജിതമായ സങ്കല്പം, ലിവിങ് ടുഗെദറാണ് നല്ലത്’! ഇന്ത്യയിലെ തെരഞ്ഞെടുപ്പും ഇമ്രാന്‍ ഖാന്റെ പ്രതികരണവും ഡോ. കഫീല്‍ അഹ്മദ് ഖാന്‍ വില്ലനോ, നായകനോ? യഥാര്‍ത്ഥ നീതി മരണ ശേഷമോ ? ബാബരിയില്‍ നിന്നും മഥുര ഈദ്ഗാഹ് മസ്ജിദിലേക്കുള്ള ദൂരം ഫിഫ അറബ് കപ്പില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം ലിബിയ: സൈഫുല്‍ ഇസ്‌ലാം ഗദ്ദാഫിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം തുനീഷ്യയില്‍ ബൂഅസീസിയുടെ ഓര്‍മയാണ് ഔദ്യോഗിക വാര്‍ഷികം വഖഫ് സംരക്ഷണം; പള്ളികളില്‍ ബോധവല്‍ക്കരണം നടത്തുന്നതില്‍ മാറ്റമില്ല: കെ.എന്‍.എം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു 2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൗ ബൗ ഫെസ്റ്റിനോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന അഡോപ്ഷൻ ക്യാമ്പിൽ ദത്തെടുത്ത തെരുവ് നായ്ക്കുട്ടികളെ താലോലിക്കുന്ന വിദ്യാർത്ഥി ഗുരുവായൂർ ചെമ്പൈ ഏകാദശി സംഗീതോത്സവത്തോടനുബന്ധിച്ച് കോട്ടായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച തംബുരു ഘോഷയാത്ര പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സ്വീകരിച്ചപ്പോൾ പുഷ്പ്പാർച്ചന ചെയുന്ന വിദ്യാർത്ഥികൾ . പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു ഒമിക്രോൺ അല്ല വിദേശ പര്യടനം കഴിഞ്ഞെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ പി .പി .ഇ കിറ്റണിഞ്ഞ് വോട്ട് രേഖപ്പെടുത്തുന്ന പാലാ എം .എൽ .എ മാണി സി കാപ്പൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പ്രതീക്ഷയുടെ പൂക്കാലം കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ ലാൻഡിംഗ് പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനം നേടുന്ന ജോസഫ് ടി.ജെ,മഹാരാജാസ് കോളേജ്,എറണാകുളം വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു » 39% വരെ ഉയരാന്‍ കഴിയുന്ന 4 ബാങ്കിങ് സ്റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ 'പച്ചക്കൊടി' ഇവര്‍ക്ക് 39% വരെ ഉയരാന്‍ കഴിയുന്ന 4 ബാങ്കിങ് സ്റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ്ങിന്റെ 'പച്ചക്കൊടി' ഇവര്‍ക്ക് 66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം 1 hr ago 66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം 1 hr ago കടുത്ത ചാഞ്ചാട്ടം; നേട്ടത്തില്‍ നിന്നും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 750 പോയിന്റ് തകർച്ച 4 hrs ago ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ? 6 hrs ago ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം News രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ രാഷ്ട്രീയക്കളി, അഞ്ചാം ദിനം വാക്പോര് Lifestyle സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം Movies ഭാര്യയുടെ ഉള്ളിലെ നടിയെ കണ്ടെത്തിയത് ഞാനാണ്; അഭിനയിക്കാമോന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു, ചെമ്പന്‍ വിനോദ് Sports IND vs NZ: കോലി ശരിക്കും ഔട്ടോ? അല്ലെന്നു മുന്‍ താരങ്ങളും ഫാന്‍സും! അംപയര്‍മാര്‍ക്കു കൂവല്‍ Technology റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി Automobiles സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും Travel കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ കാലാവധി കൂടി നോക്കാം അല്ലെങ്കില്‍ പണി പാളും!! ഒക്ടോബറിലും നിഫ്റ്റി ഫിഫ്റ്റി സൂചിക വലിയ മുന്നേറ്റം തുടരുകയാണ്. തിങ്കളാഴ്ച്ചത്തെ വ്യാപാരത്തിനിടെ 18,000 പോയിന്റ് എന്ന നിര്‍ണായക നാഴികക്കല്ല് തൊടാന്‍ സൂചികയ്ക്ക് സാധിച്ചു (ഒക്ടോബര്‍ 11 ബുള്ളിഷ് വിപണിയില്‍ നിഫ്റ്റി ബാങ്ക് സൂചികയും പ്രകടനം മോശമാക്കുന്നില്ല. ഇന്നലെ കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുടെ പിന്തുണയാല്‍ 1 ശതമാനത്തിലേറെ ഉയരാന്‍ നിഫ്റ്റി ബാങ്കിന് കഴിഞ്ഞു. നേരത്തെ, റിസര്‍വ് ബാങ്ക് വായ്പാ നയം മാറ്റാതിരുന്നതിനെത്തുടര്‍ന്ന് ബാങ്കിങ് ഓഹരികള്‍ താഴേക്ക് പോയിരുന്നു. എന്തായാലും ഈ മാസം ബാങ്കിങ് മേഖല ഉണരുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഈ അവസരത്തില്‍ രാജ്യത്തെ പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ ബ്രോക്കിങ് (ഏഞ്ചല്‍ വണ്‍) ഒക്ടോബര്‍ മാസം 'ബൈ റേറ്റിങ്' നല്‍കിയിട്ടുള്ള നാലു ബാങ്കിങ് സ്റ്റോക്കുകള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി 28 ശതമാനം ഉയര്‍ച്ചയാണ് ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 86 രൂപ വില നിലവാരം പുലര്‍ത്തുന്ന ഫെഡറല്‍ ബാങ്ക് സ്‌റ്റോക്കില്‍ 110 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശവും. Also Read: 10,000 രൂപ എസ്‌ഐപി നിക്ഷേപത്തിലൂടെ നേടാം 50 ലക്ഷം രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കവെ രണ്ടാം പാദം മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കൂടുതല്‍ വളര്‍ച്ച കയ്യടക്കുമെന്ന് ഏഞ്ചല്‍ ബ്രോക്കിങ് അറിയിക്കുന്നു. ഈ കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തി 17 ശതമാനം ഉയര്‍ച്ചയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 1,627 രൂപ വില നിലവാരം പുലര്‍ത്തുന്ന എച്ച്ഡിഎഫ്‌സി ബാങ്ക് സ്‌റ്റോക്കില്‍ 1,859 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം. Also Read: എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലൂടെ നേടാം 233 രൂപ ദിവസ നിക്ഷേപത്തില്‍ നിന്നും 17 ലക്ഷം രൂപ 3. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഇന്ത്യയിലെ പ്രമുഖ ചെറുകിട ഫൈനാന്‍സ് ബാങ്കുകളില്‍ ഒന്നാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം പിന്നിടുമ്പോള്‍ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 34,688 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 37 ശതമാനം വാഹന വായ്പകളുടെ സംഭാവനയാണ്. ചെറു ബിസിനസുകള്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുമായി അനുവദിച്ച വായ്പകളാകട്ടെ, മൊത്തം ആസ്തിയുടെ 39 ശതമാനവും കുറിക്കുന്നുണ്ട്. ഏപ്രില്‍ (95 ശതമാനം മെയ് (94 ശതമാനം ജൂണ്‍ (114 ശതമാനം) കാലഘട്ടത്തില്‍ കളക്ഷനില്‍ പിന്നാക്കം പോയില്ലെന്നാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ തിളക്കം കൂട്ടുന്നത്. ഇപ്പോഴത്തെ ആസ്തി നിലവാരം മുന്‍നിര്‍ത്തി എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിലും ഏഞ്ചല്‍ ബ്രോക്കിങ് 'ബൈ റേറ്റിങ്' നല്‍കുകയാണ്. വായ്പാ വളര്‍ച്ച മുന്‍നിര്‍ത്തി റീറേറ്റിങ്ങിനുള്ള സാധ്യതയും ബ്രോക്കറേജ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. 25 ശതമാനം വരെ ഉയര്‍ച്ചയാണ് എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഓഹരികളില്‍ ഇവര്‍ കണക്കുകൂട്ടുന്നത്. 1,206 രൂപ വില നിലവാരം പുലര്‍ത്തുന്ന എയു സമോള്‍ ഫൈനാന്‍സ് സ്‌റ്റോക്കില്‍ 1,520 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം. 4. ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് എന്തായാലും ഒക്ടോബറില്‍ ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സിനും ഏഞ്ചല്‍ ബ്രോക്കിങ് 'ബൈ റേറ്റിങ്' നല്‍കുകയാണ്. 39 ശതമാനം വരെ ഉയര്‍ച്ചയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് കണക്കുകൂട്ടുന്നത്. 2,130 രൂപ വില നിലവാരം പുലര്‍ത്തുന്ന ശ്രീറാം സിറ്റി യൂണിയന്‍ ഫൈനാന്‍സ് സ്‌റ്റോക്കില്‍ 3,002 രൂപ ടാര്‍ഗറ്റ് വില നിശ്ചയിക്കാനാണ് നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം. മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. 66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം കടുത്ത ചാഞ്ചാട്ടം; നേട്ടത്തില്‍ നിന്നും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 750 പോയിന്റ് തകർച്ച ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ? ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം വാഹന രംഗത്ത് ഏതൊക്കെ സ്‌റ്റോക്കുകള്‍ മുന്നേറും? നവംബറിലെ വില്‍പ്പന കണ്ട് വിപണി വിദഗ്ധര്‍ പറയുന്നു ഒമിക്രോണ്‍ ഭീഷണി വകവയ്ക്കാതെ വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സില്‍ 250 പോയിന്റിന്റെ നേട്ടം ഇടിവ് 30 ഈ ഐടി സ്റ്റോക്ക് ഇനി ലാഭം തരുമെന്ന് വിപണി വിദഗ്ധര്‍ തിരുത്തല്‍ കഴിഞ്ഞു; ഈ ബാങ്ക് ഓഹരി 50 ശതമാനം മുന്നേറുമെന്ന് മോത്തിലാല്‍ ഒസ്വാള്‍ 100 രൂപയുടെ ഈ മെറ്റല്‍ സ്റ്റോക്ക് വാങ്ങാം; ടാര്‍ഗറ്റ് വില 172 രൂപ! 3 ആഴ്ച്ച കൊണ്ട് 17% വരെ നേട്ടമെന്ന് പ്രവചനം; 45 രൂപയുള്ള യൂണിയന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം 6 മാസം കൊണ്ട് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 1,000 രൂപ തൊടുമെന്ന് പ്രവചനം; ഡോളി ഖന്നയ്ക്കും നിക്ഷേപം ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു കഴിഞ്ഞ 3 വര്‍ഷങ്ങളിലും ഡിസംബറില്‍ 10 നേട്ടം; ആ 8 സ്റ്റോക്കുകള്‍ ഇവയാണ്‌ നേടണോ അധിക വരുമാനം? ഈ കമ്പനികള്‍ ഒരാഴ്ചയ്ക്കുളളില്‍ ബോണസ് ഓഹരികള്‍ നല്‍കും ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം ഏറ്റവും പുതിയ ഫിനാന്ഷ്യല് ന്യൂസുകളും ടിപ്സുകളുമറിഞ്ഞ് നിങ്ങളുടെ വരുമാനം വര്ധിപ്പിക്കു! നിങ്ങളുടെ ഇന്ബോക്സില് ന്യൂസ് ലെറ്ററുകള് ലഭിക്കാന് സബ്സ്ക്രൈബ് ചെയ്യൂ. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ[1 ഇദി അമീനെ ചരിത്രം കാണുന്നതു ക്രൂരനായ ഒരു ഭരണാധികാരിയായാണു. അനേകമാളുകൾ അമീന്റെ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധികരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നതു അദ്ദേഹത്തിന്റെ വിനോദമായിരുന്നു. 1979 ൽ ടാൻസാനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു.. ജനപ്രീതിയില്‍ സര്‍വകാല റെക്കോര്‍ഡ് കുറിച്ച് നെറ്റ്ഫ്ലിക്സിന്റെ ദക്ഷിണകൊറിയന്‍ പരമ്പരയായ Squid Game, നെറ്റ്ഫ്ലിക്സിന്റെ സകല റെക്കോര്‍ഡും തകര്‍ത്ത് മുന്നോട്ട് പോകുകയാണ് ഈ സീരീസ്, ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ ഒരു സീരിസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല. ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ കോണ്‍ഗ്രസിന് എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ടെന്ന് Samakalika Malayalam ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ കോണ്‍ഗ്രസിന് എകെജി സെന്ററില്‍ നിന്ന് ഉപദേശം വേണ്ടെന്ന് വി ഡി സതീശന്‍ വി ഡി സതീശന്‍ ഫയല്‍ ചിത്രം തിരുവനന്തപുരം കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിന് എകെജി സെന്ററില്‍ നിന്നും പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സിപിഎമ്മില്‍ നടക്കുന്നതെന്താണ്, ഇതിന് മുമ്പ് നടന്നതെന്താണ് എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയില്‍ പാവം ജി സുധാകരനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്താ ഇഷ്ടക്കാരെയും ഇഷ്ടക്കാരല്ലാത്തവരെയും സൗകര്യപൂര്‍വം ചെയ്തിട്ട്, ഇതാണ് വേറെ പാര്‍ട്ടി എന്നു പറയുന്നത്. സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാ വിഷയത്തെപ്പറ്റി താനൊന്നും പറയില്ല. അതെല്ലാം കെപിസിസി പ്രസിഡന്റ് പറയും. രാഷ്ട്രീയപാര്‍ട്ടിക്ക് മാത്രമല്ല, എല്ലാ സംഘടനകള്‍ക്കും അതിന്റെ ചട്ടക്കൂടുണ്ട്. അതിന്റെ പരിമിതിയില്‍ നിന്നു മാത്രമേ സംസാരിക്കാവൂ. വളരെ ചിട്ടയോടെയാണ് സംഘടനാ കാര്യങ്ങള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം എല്ലാവര്‍ക്കുമുണ്ട്. തുടര്‍ച്ചയായുണ്ടായ രണ്ടു പരാജയത്തില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടു വരിക എന്ന പോസിറ്റീവായ ദൗത്യമാണ് തങ്ങള്‍ക്കുള്ളത്. ആ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണ്. അതിന് ഒരു പ്ലാന്‍ ഓഫ് ആക്ഷനുണ്ട്. അത് നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകും. ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സതീശന്‍ പറഞ്ഞു. ചര്‍ച്ച നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ എന്‍കെ പ്രേമചന്ദ്രന് പാര്‍ലമെന്റ് സമ്മേളനം മൂലവും ഷിബു ബേബിജോണ്‍ ചികില്‍സയിലായിരുന്നതിനാലും കെ സുധാകരന്‍ ഡല്‍ഹിയിലായിരുന്നതിനാലുമാണ് ചര്‍ച്ച നീണ്ടു പോയത്. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പരിഹരിക്കപ്പെടാവുന്ന വിഷയങ്ങളെല്ലാം പരിഹരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) Home NEWS സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു ഇരിങ്ങാലക്കുട :സി പി ഐ മുതിർന്ന നേതാവ് പൊറത്ത്ശേരി വടക്കോട്ട് വീട്ടിൽ വി ആർ കൃഷ്ണൻകുട്ടി അന്തരിച്ചു.90 വയസായിരുന്നു,കോവിഡ് ചികിത്സയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു.ദീർഘകാലം സിപിഐ പൊറത്ത്ശേരി ബ്രാഞ്ച് സെക്രട്ടറിയായും, ലോക്കൽ കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചു,1953മുതൽ പത്രപ്രവർത്തനരംഗത്ത് 85വയസ്സ് വരെ കാൽ നടയായി പത്ര വിതരണം നടത്തിയ വെക്തി എന്ന പ്രത്യേകതകൂടിയുള്ള കൃഷ്ണൻകുട്ടിയേട്ടൻ 1950കളിൽ പ്രസിദ്ധീകരിച്ച നവജീവൻ പത്രം വിതരണം ചെയ്തുകൊണ്ടാണ് പത്രവിതരണം ആരംഭിച്ചത്, പിന്നീട് ജനയുഗത്തിന്റെയും, ജനയുഗം വാരികയുടെയും വിതരണക്കാരനായി 85 വരെ ഇത് തുടർന്നു നടക്കാൻ സാധികാത്തതിന്നാൽ പത്രവിതരണം നടത്താൻ കഴിയുന്നില്ലല്ലോ എന്ന വിഷമം ഈ 90റ് കാരൻ സുഹൃത്തുക്കളോട് പറയുമായിരുന്നു.പുലർച്ചെ പൊറത്തുശേരിയിലെ തുറപറമ്പിലെ സ്വൊന്തം ഭാവനത്തിൽ നിന്ന് കാൽനടയായി ഇരിങ്ങാലക്കുട യിൽ വന്നെത്തിയാണ് വായനക്കാരുടെ കൈകളിൽ പത്രവും, പ്രസിദ്ധീകരണങ്ങളും കൈമാറിയിരുന്നത് പാർട്ടിപത്രത്തിനു പുറമെ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ മൊത്തം പ്രചാരകനും വിതരണക്കാരനുമായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു, ജനയുഗം പത്രം, ജനയുഗം വാരിക,ദേശാഭിമാനി, ബാലയുഗം, സിനിരമ, നോവൽ പതിപ്പുകൾ എല്ലാറ്റിൻ്റെയും ഇരിങ്ങാലക്കുടയിലെ ഏക ഏജൻ്റ് കൃഷ്ണൻ കുട്ടിയേട്ടനാണ്. നിലവിലുള്ള മറ്റെല്ലാ ആനുകാലികങ്ങളും കൃഷ്ണൻകുട്ടി ച്ചേട്ടൻ്റെ ബസ്സ്സ്റ്റാന്റ് ബിൽഡിങ്ങിലുള്ള കടയിൽ കാണും. ആളുകൾ അന്വേഷിച്ചെത്തും. ഇതിൻ്റെയൊക്കെ ആദ്യ വായനക്കാരനും മിക്കവാറും കൃഷ്ണൻകുട്ടിയേട്ടനാകും. വെറുതെയിരിക്കുന്ന പതിവില്ല മുണ്ട് മടക്കിക്കുത്തി, ഷർട്ടിൻ്റെ പുറകിൽ നീളൻകുട കൊളുത്തി, പത്രമാസികകൾ കുത്തിനിറച്ച സഞ്ചിയും തൂക്കി, ഇടംവലം നോക്കാതെ നടന്നുപോകുന്ന കൃഷ്ണൻ കുട്ടിയേട്ടൻ ഇരിങ്ങാലക്കുടക്കാർക്ക് ഏവർക്കും സുപരിചിതനായിരുന്നു.സുഗതൻ, ഷീല, സുരേഷ്, സതീഷ്, ഷീന എന്നിവർ മക്കളും,കുമാരി, മിനി, നാളാരാജൻ, ഹിത, അനിൽ എന്നിവർ മരുമക്കളുമാണ്.സംസ്കാരം ഇന്ന് (നവംബർ 19) കാലത്ത് 11 മണിക്ക് മുക്തിസ്ഥാനിൽ നടക്കും. കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക വികസന കേന്ദ്രം ഉപദേശക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ നടന്നു കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട രൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുമതി നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക വികസന കേന്ദ്രം ഉപദേശക സമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ നടന്നു കാട്ടൂർ ഇല്ലിക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ശ്രീ കൂടൽാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് വാർഷികാഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇകെ എൻ സെന്ററും സംയുക്തമായി ശാസ്ത്രതകൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി മാലിന്യ സംസ്കരണത്തിന് പുത്തൻ മാതൃകയുമായി കുന്നംകുളം ശ്രദ്ദേയമാകുന്നു കുന്നംകുളത്തെ കുറുക്കൻപാറയിൽ മാലിന്യസംസ്ക്കരണത്തിന് ഗ്രീൻ പാർക്ക് സജ്ജമാക്കിയാണ് നഗരസഭ മാതൃകയാകുന്നത്. ഇവിടെ മാലിന്യ സംസ്കരണം മാത്രമല്ല സംസ്കരിച്ച മാലിന്യം കൊണ്ട് ജൈവ വളവും നിർമിക്കുന്നുണ്ട്. കൂടാതെ വിവിധയിനം വാഴകളുടെ ഒരു ഗവേഷണ കേന്ദ്രവും വൈകാതെ ആരംഭിക്കും. കേവലം മാലിന്യം തള്ളുന്ന പ്രദേശമായി കുറുക്കൻപ്പാറ മാറരുതെന്ന അധികൃതരുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 2017ൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്. ജൈവമാലിന്യങ്ങളെയും അജൈവ മാലിന്യങ്ങളെയും രണ്ടായി വേർത്തിരിക്കുകയായിരുന്ന ആദ്യഘട്ടത്തിൽ ചെയ്തത്. ഉറവിട സംസ്കരണത്തിന് സംവിധാനമില്ലാത്ത നഗരപരിധിയിലെ കച്ചവട സ്ഥാപനങ്ങളിൽനിന്നും തുക ഈടാക്കി കുടുംബശ്രീ പ്രവർത്തകരുടെ രണ്ട് യൂണിറ്റുകൾ മാലിന്യം ശേഖരിക്കും. ജൈവ മാലിന്യങ്ങൾക്കും അജൈവ മാലിന്യങ്ങൾക്കും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. അജൈവ മാലിന്യങ്ങൾ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമേ ശേഖരിക്കൂ എന്നും മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചേ എടുക്കൂ എന്നും നിബന്ധനയുണ്ട്. ഐആർടിസി പ്രവർത്തകരാണ് മാലിന്യ സംസ്ക്കരണത്തിന് നേതൃത്വം നൽകുന്നത്. മാലിന്യ സംസ്കരണത്തിനായി ഫെബ്രുവരി മാസത്തില് പ്ലാന്റിന്റെ പണി പൂർത്തീകരിച്ചു യന്ത്രോപകരണങ്ങളും സ്ഥാപിച്ചു. തുടക്കത്തിൽ ജൈവമാലിന്യങ്ങളാണ് സംസ്കരിക്കുന്നത്. ഒരു ടൺ മാലിന്യ സംസ്കരണത്തിനായി 650 രൂപ മുനിസിപാലിറ്റി ഐആർടിസിയ്ക്ക് നൽകുന്നു. സംസ്ക്കരിക്കപ്പെട്ട മാലിന്യം ഉപയോഗപ്രദമാക്കുന്നതിനായി ജൈവവള നിർമാണം തുടങ്ങി. വിന്ഡ്രോ കമ്പോസ്റ്റിങ് സംവിധാനത്തിലൂടെ സംസ്കരിച്ച മാലിന്യം പൊടിച്ച് ചകിരിപ്പിത്തിൽ ബാക്ടീരിയ ഇനോകുലം ചേർത്ത് വീണ്ടും സംസ്കരിച്ചെടുത്താണ് വളം നിർമ്മിക്കുന്നത്. കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള നിർദ്ദേശപ്രകാരം അധിക സൂഷ്മാണുക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ സമതഗ്രീന്’ എന്ന് പേരിട്ട വളത്തിന് ഇപ്പോൾ ആവശ്യക്കാരേറെ. നഗരപരിധിയിലേയും സമീപപ്രദേശങ്ങളിലെയുംഒട്ടുമിക്ക കർഷകർക്കും ഇപ്പോൾ സമതഗ്രീൻ കൂടിയേതീരു. കിലോഗ്രാമിന് 15 രൂപയാണ് വളത്തിന് വില. ഗ്രീൻപാർക്ക് സന്ദർശനത്തിനെത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സംസ്കരണ പ്ലാന്റിലേക്ക് ചകിരിപ്പിത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് ചകിരി സംസ്കരണ യൂണിറ്റും വൈകാതെ ആരംഭിക്കും ചകിരി സംസ്കരണ യൂണിറ്റ് കൂടി ആരംഭിക്കുന്നതോടെ ഐആർടിസിയ്ക്ക് സംസ്കരണത്തിനായി നൽകുന്ന തുകയിൽ കുറവ് വരും. മറ്റു ഫൈബർ ഉല്പന്നങ്ങൾ നിർമ്മിക്കുവാൻ സംസ്കരിച്ച ചകിരി നൽകാമെന്നതും ഗുണം ചെയ്യും. സംസ്കരണ പ്ലാന്റിന് ഗ്രീൻ ബെൽറ്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായി വാഴ നട്ടുപിടിപ്പിച്ചു. വെള്ളത്തിന്റെ അംശം വലിയതോതിൽ വലിച്ചെടുക്കാൻ കഴിയുമെന്നതിനാലാണ് വാഴ നടാൻ തീരുമാനിച്ചത്. മുനിസിപ്പാലിറ്റി ചെയർപേഴ്സന്റെയും മുപ്പത്തിയേഴ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ മൂന്നൂറോളം വാഴകളാണ് ഗ്രൗണ്ടിൽ നട്ടത്. ഇതുവഴി പൂർണമായും ഒരു ഹരിത പാർക്കായി ഗ്രൗണ്ടിനെ മാറ്റാന് സാധിച്ചു. വാഴകളുടെ നടീൽ മാത്രമല്ല കേരളത്തിലെ വ്യത്യസ്ത ഇനം വാഴകൾ നട്ടുപിടിപ്പിച്ച് വാഴ ഗവേഷണ കേന്ദ്രത്തിന് തുടക്കമിടാനുമാണ് അധികൃതരുടെ തീരുമാനം.അജൈവമാലിന്യത്തിലെ പ്രധാന വില്ലനായ പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവയുടെ സംസ്കരണത്തിനുള്ള യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ കച്ചവടക്കാരിൽനിന്നും കുന്നംകുളം നഗരസഭ പരിധിയിലെ വാര്ഡുകളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിതകർമ്മസേന യുണിറ്റിനെയും നഗരസഭ സജ്ജമാക്കി കഴിഞ്ഞു. ഒരു വാർഡിലേക്ക് രണ്ട് ഹരിതകർമ്മസേന പ്രവർത്തകരാണ് ശേഖരണത്തിനായി എത്തുക. മാലിന്യം ശേഖരിക്കുക മാത്രമല്ല ഉറവിട മാലിന്യ സംസ്കരണത്തിനുള്ള നിര്ദ്ദേശങ്ങളും ഇതിനായി വീടുകളിൽ സ്ഥാപിക്കാവുന്ന ബയോബിറ്റുകളെക്കുറിച്ചും ഇവർ നിർദ്ദേശങ്ങൾ നൽകും. നിലവിൽ മാലിന്യ സംസ്കരണത്തിനായി 500 രൂപ ഈടാക്കി നഗരസഭയിൽ ബയോബിന്നുകൾ വിൽക്കുന്നുണ്ട്. 37 വാർഡുകളിലേക്കായി 74 പേരടങ്ങുന്ന ഹരിതക ർമ്മസേന പ്രവർത്തകർ കുടുംബശ്രീ അംഗങ്ങളാണ്. പ്ലാസ്റ്റിക് സാധനങ്ങൾ, ചില്ല്, ബാഗുകൾ, കുടകൾ എന്നിങ്ങനെ തരംതിരിച്ച് കൃത്യമായ ഇടവേളകളിലാണ് മാലിന്യങ്ങൾ ശേഖരിക്കുക. ജൈവമാലിന്യവും അജൈവ മാലിന്യവും മാത്രമല്ല ദ്രവമാലിന്യ സംസ്കരണത്തിനും പദ്ധതിയൊരുങ്ങുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കുകയാണ്. മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിന് ജില്ലയിലെ ബീക്കൺ മുനിസിപാലിറ്റിയായി കുന്നംകുളം നഗരസഭയെ തിരഞ്ഞെടുത്തിട്ടുണ്ട്. "ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്പ്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം വിക്കിപീഡിയ തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 216 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6,061 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂര്‍ 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂര്‍ 471, കാസര്‍ഗോഡ് 183 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 61,114 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,96,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം. വില്ലേജ് റിസോഴ്സ് പേഴ്സൺ: ഒഴിവ്: 808 യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും, കുടുംബശ്രീ സി.ഡി.എസ്./എ. ഡി.എസ്. സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം, നെഹ്രു യുവ കേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, പട്ടികജാതി/ പട്ടികവർഗ കൊച്ചിൻ ഷിപ്‌യാഡിൽ 70 പ്രോജക്ട് ഓഫീസർ, ശമ്പളം: 37,000–50,000 രൂപ കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ 2021 ഡിസംബർ 3 വരെ. വിഭാഗങ്ങളും യോഗ്യതയും. പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ–29, ഇലക്ട്രിക്കൽ–10, ഇലക്ട്രോണിക്സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9 മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഡിസൈൻ-ഐടി (2 എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഐടി (1 കംപ്യൂട്ടർ ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ട്രേഡ്‌സ്മാന്‍, എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ് ട്രേഡ്‌സ്മാൻ, ലാബ് ടെക്നീഷ്യന്‍, അദ്ധ്യാപക ഒഴിവ് ട്രേഡ്‌സ്മാൻ അഭിമുഖം നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ വിഎച്ച്എസ്ഇ കെജിസിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ ത്രീവീലർ മെയിന്റനൻസ്) 2021 നവംബർ 22ന് 10 മണിക്കും വിവിധ ഗവ. ഓഫീസുകളിൽ താത്കാലിക ഒഴിവ് കേപ്പിനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ് RCC യില്‍ ഫാർമസിസ്റ്റ് കരാർ നിയമനം വനിതാ ശിശു വികസന വകുപ്പില്‍ ഒഴിവ് വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമക്യ സൊസൈറ്റി മുഖേന, തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്യൂ/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപയാണ് വേതനം. കെയർ ടേക്കർ തസ്തികയിൽ രണ്ട് സാംസ്‌കാരിക വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമനം – കോ-ഓർഡിനേറ്റർ തൊഴിലുറപ്പ് കേരളത്തിൽ 915 റിസോഴ്സ് പേഴ്സൺ ഒഴിവ് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 150 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവ് നിയുക്തി തൊഴിൽമേള 2021 ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് തൊഴിലവസരം കോഴിക്കോട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ നിയമനം ബിർള പബ്ലിക് സ്കൂൾ ദോഹ ഖത്തറിലേക്ക് നോർക്ക റൂട്ട്സ് വഴി അധ്യാപക നിയമനം ചുറ്റും ആറുകളായതുകൊണ്ടാണ് ഈ ഗ്രാമത്തിന് ഇങ്ങനെയൊരു പേര് സ്ഥലനാമം 'മുചിരിപട്ടണം' എന്നറിയപ്പെട്ടിരുന്ന പുരാതന 'മുസിരിസ്' ആയിരുന്നു ഇവിടം എന്നും ചരിത്രഗവേഷകര്‍ക്കിടയില്‍ ഒരഭിപ്രായമുണ്ട്. പട്ടണത്ത് നിന്നും കുഴിച്ചെടുത്ത പുരാതന കുഴല്‍ഭരണികള്‍ വടക്കേക്കരയോട് തൊട്ടുകിടക്കുന്ന പഞ്ചായത്താണ് ചിറ്റാറ്റുകര ചിറ്റാട്ടുകര' എന്നും പറയാറുണ്ട്. ചിറ്റാട്ടുകര എന്ന പേരില്‍ തൃശ്ശൂര്‍ ജില്ലയിലുമുണ്ട് ഒരു സ്ഥലം. എന്നാല്‍, ആ ചിറ്റാട്ടുകരയുടെ പണ്ടത്തെ പേര് 'ചിറ്റാട്ടൂര്‍' എന്നായിരുന്നുവത്രെ. ചുറ്റും ആറുകളായതിനാലാണ് 'ചിറ്റാറ്റുകര' എന്ന പേരുണ്ടായതെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, മറ്റൊരു സാധ്യതയുമുണ്ട്; പറവൂര്‍പ്പുഴയുടെ തീരത്താണ് ഈ പ്രദേശം. പെരിയാറിന്റെ കൈവഴിയാണ് പറവൂര്‍പ്പുഴ. പെരിയാറിന് ആ പേരുവന്നത് 'പെരിയ ആറ്' ആയതുകൊണ്ടാണ്, അതായത് 'മഹാനദി ആ നിലയ്ക്ക് പെരിയാറിന്റെ ശാഖയായ പറവൂര്‍പ്പുഴ 'ചെറിയ ആറ്' ആണ്. ചെറിയ ആറിന് തമിഴില്‍ 'ചിറ്റാര്‍' എന്നും 'ചിന്നാര്‍' എന്നുമാണ് പറയുക. അങ്ങനെവരുമ്പോള്‍, കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് 'ചിറ്റാര്‍' എന്നായിരിക്കാം പറവൂര്‍പ്പുഴയെപ്പറ്റി പറഞ്ഞിരുന്നത്. ചിറ്റാറിന്റെ കരയ്ക്കുള്ള സ്ഥലത്തിന് അങ്ങനെ 'ചിറ്റാറ്റുകര' എന്ന പേരുവീണതുമാകാം. വടക്കേക്കര പഞ്ചായത്ത് വിഭജിച്ച് 1953-ലാണ് ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് രൂപവത്കരിച്ചത്. പുരാതനകാലത്ത് 'പറവൂര്‍' നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. പുഴകളും തോടുകളുമുള്ളതിനാല്‍ ചെറുതും വലുതുമായ നിരവധി തുരുത്തുകളുടെ നാടാണിത്. വലിയ പല്ലംതുരുത്ത്, ചെറിയ പല്ലംതുരുത്ത്, ആളംതുരുത്ത്, മച്ചാംതുരുത്ത് ഇങ്ങനെ പോകുന്നു അവയുടെ പേരുകള്‍. പൂയപ്പിള്ളി, പുതിയകാവ്, താന്നിപ്പാടം, നീണ്ടൂര്‍, പറവൂത്തറ, മാക്കനായി തുടങ്ങിയ പ്രദേശങ്ങളും ഈ പഞ്ചായത്തിലാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്‌തെടുത്ത 'പട്ടണം' എന്ന സ്ഥലവും ഇവിടെത്തന്നെ മുചിരിപട്ടണം' എന്നറിയപ്പെട്ടിരുന്ന പുരാതന 'മുസിരിസ്' ആയിരുന്നു ഇവിടം എന്നും ചരിത്രഗവേഷകര്‍ക്കിടയില്‍ ഒരഭിപ്രായമുണ്ട്. ആദ്യകാലത്ത് ഈ പ്രദേശങ്ങളിലൊക്കെ ജനങ്ങളുടെ പ്രധാന ജീവിതോപാധി കൃഷിയും മീന്‍പിടിത്തവും ആയിരുന്നു. പൊക്കാളിപ്പാടങ്ങളുടെ നാടായിരുന്നുവെങ്കിലും അക്കാലത്ത് പട്ടിണിയും പരിവട്ടവുമായിരുന്നു എല്ലായിടത്തും. കള്ളുചെത്ത്, കയറുപിരി എന്നിവയായിരുന്നു മറ്റു തൊഴിലുകള്‍. കയറുപിരിയും പൊക്കാളി കൃഷിയുമൊക്കെ ഇന്ന് ക്ഷീണാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായി പിന്നാക്കാവസ്ഥയിലായിരുന്നെങ്കിലും നൂറുവര്‍ഷം മുമ്പുതന്നെ ചിറ്റാറ്റുകരയില്‍ 'സാഹിത്യപോഷിണി സമാജം' എന്നൊരു സംഘടനയ്ക്ക് ചില ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപംകൊടുത്തിരുന്നു. ഈ സമാജമാണ് ആദ്യമായി ഇവിടെയൊരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത്. സമീപസ്ഥലങ്ങളില്‍ നിന്നൊക്കെയുള്ള വിദ്യാര്‍ഥികളുടെ ഏക ആശ്രയമായിരുന്നു അക്കാലത്ത് ഈ പള്ളിക്കൂടം. പില്‍ക്കാലത്ത് സമാജം സാമ്പത്തികമായി ക്ഷയിച്ചപ്പോള്‍ ഈ വിദ്യാലയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണുണ്ടായത്. 1958-ല്‍ കേസരി ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയശേഷം 'കേസരി'യുടെ പേരില്‍ പൂയപ്പിള്ളിയില്‍ ഒരു വായനശാല ആരംഭിക്കുകയുണ്ടായി കേസരി എ. ബാലകൃഷ്ണപിള്ള വായനശാല കേസരിയുടെ പേരിലുള്ള ആദ്യത്തെ സ്ഥാപനമെന്ന പ്രത്യേകതകൂടി ഇതിന് അവകാശപ്പെടാം. മാക്കനായി മാര്‍ക്കണ്ഡേശ്വര ക്ഷേത്രം, പണിക്കരച്ചന്‍ ക്ഷേത്രം, മങ്ങാട് കളരിക്കല്‍ ഭഗവതീക്ഷേത്രം എന്നിവ പഴക്കമുള്ള ക്ഷേത്രങ്ങളാണ്. ഇവിടെ ക്രൈസ്തവ-മുസ്ലിം ദേവാലയങ്ങളുമുണ്ട്. തോപ്പുംപടിയില്‍ ഫ്‌ളാറ്റിൽ പണംവെച്ച് ചീട്ടുകളി: എട്ടുലക്ഷം രൂപയും നോട്ടെണ്ണൽ മെഷീനും പിടിച്ചു കിണറിലെ ചെളിയിൽ ആറാടി, ആനക്കുട്ടൻ കരകയറി കാട്ടിലേക്ക് കാനഡയില്‍ മഞ്ഞുവീഴ്ചയുള്ള വഴിയില്‍ 60 ടണ്‍ ലോഡുമായി ഒരു ട്രക്ക്; ഡ്രൈവര്‍ മലയാളിപ്പെണ്‍കുട്ടി പൊട്ടിപ്പോയ ഓര്‍മയുടെ നൂലിഴകള്‍ ചേര്‍ത്തുപിടിച്ച് ജലീല്‍ ചോദിക്കുന്നു; ആരെങ്കിലും അറിയുമോ എന്നെ പട്ടിണിയിലാണെങ്കിലും സാഹോദര്യത്തിന് കുറവില്ല, അവരുടെ 'എരവ് വാങ്ങല്‍' പിന്നീട് ഈ നാടിന്റെ പേരുമായി പാണലും വള്ളികളും നിറഞ്ഞതിനാലാണത്രേ കേരളത്തിലെ ഈ സ്ഥലത്തിന്റെ പേര് ഇങ്ങനെയായത് സ്ഥലനാമം ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് സ്ഥലനാമം ചന്തയുണ്ടായിരുന്ന ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നത് Sthalanaamam തത്തപ്പിള്ളിക്ക് ആ പേര് വരാന്‍ ഒരു കാരണമുണ്ട് സ്ഥലനാമം ഓർഡർ പിന്തുണ അല്ലെങ്കിൽ ഞങ്ങളുടെ സൈറ്റിൽ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും, ഞങ്ങളെ ഒരു ഇമെയിൽ ഡ്രോപ്പ് അല്ലെങ്കിൽ ഞങ്ങൾക്ക് അയയ്ക്കുക, 24 മണിക്കൂറിനുള്ളിൽ വീണ്ടും ഞങ്ങൾ നിങ്ങളെ ദയവായി. 2019 ചൊമ്സ്പ്രൊഫ് ബൊലോനേ അവസാനിച്ചതായി, ഞങ്ങൾ വർഷം രണ്ടാം പകുതിയിൽ മറ്റ് പ്രൊഫഷണൽ സൗന്ദര്യം പ്രദർശനങ്ങൾ പങ്കെടുക്കും. നിങ്ങൾ എത്തിച്ചേരുമ്പോൾ നമ്മുടെ വെബ്സൈറ്റ് വാർത്തകൾ ശ്രദ്ധ ദയവായി. 21 ഏഷ്യൻ വളർത്തുമൃഗങ്ങളുടെ ഷോ വിജയകരമായി തീരുമാനിക്കപ്പെട്ട് കഴിഞ്ഞാൽ. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ താല്പര്യം ഉണ്ടെങ്കിൽ, ദയവായി ഞങ്ങളുടെ ബൂത്തിൽ അടുത്ത തവണ വന്നു. നമ്മുടെ പ്രധാനമായും വളർത്തുമൃഗങ്ങളുടെ മുടി ക്ലിപ്പർ, വളർത്തുമൃഗങ്ങളുടെ ആണി ഗ്രിംദെര് വെയര് മുടി ടിവി ഹാജരാക്കണം. ‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിലെ ഇന്ത്യയുടെ ആത്മാർത്ഥതയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മൾ ഒരുമിച്ച് നിൽക്കും. വിഭവങ്ങളും അനുഭവ പരിജ്ഞാനവും വിജ്ഞാനവും ലോകനന്മയ്ക്കായി പങ്ക് വെക്കുന്നത് ഇന്ത്യയുടെ കർത്തവ്യമാണ്. നന്ദി ഡോക്ടർ ടെഡ്രോസ്‘- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒമിക്രോണ്‍ ‘ഉയര്‍ന്ന അപകടസാധ്യത’യുള്ളത്; ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാം; ലോകാരോഗ്യ സംഘടന ‘ഒമിക്രോൺ ആഗോള ഭീഷണി‘; മുൻകരുതൽ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുന്ന ഇന്ത്യയുടെ പദ്ധതിക്ക് നേരത്തെ ലോകാരോഗ്യ സംഘടന അഭിനന്ദനം അറിയിച്ചിരുന്നു. ‘വാക്സിൻ സമത്വം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയോസ് ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദി ലോകത്തിന് മാതൃകയാണെന്നും മറ്റുള്ള ലോകനേതാക്കളും അദ്ദേഹത്തിന്റെ മാതൃക പിന്തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കൊവാക്സ് വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്ക് ഇന്ത്യ കഴിഞ്ഞ ദിവസം ആറ് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ കയറ്റി അയച്ചിരുന്നു. ബംഗ്ലാദേശിന് ഇരുപത് ലക്ഷവും മ്യാന്മറിന് പതിനേഴ് ലക്ഷവും നേപ്പാളിന് പത്ത് ലക്ഷവും ഭൂട്ടാന് ഒന്നര ലക്ഷവും മാലിദ്വീപിനും മൗറീഷ്യസിനും ബഹറിനും ഒമാനും ബാർബഡോസിനും ഓരോ ലക്ഷം വീതവും സീഷെൽസിന് അമ്പതിനായിരവും ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും അഞ്ച് ലക്ഷം വീതവും ഡൊമിനിക്കക്ക് എഴുപതിനായിരവും ഡോസ് കൊവിഡ് വാക്സിനുകളാണ് ഇന്ത്യ സൗജന്യമായി നൽകിയത്. കര്‍ണാടകയില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനില്‍ രാജ്യത്ത് ഇതുവരെ കാണാത്ത കൊവിഡ് വകഭേദം സ്ഥിരീകരിച്ചു കേരളം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സാമ്പത്തിക സഹായം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി ലഭിച്ചത് ആറ് ദിവസത്തിനിടയിൽ മൂന്നാമത്തെ വധഭീഷണി ‘ലോക് സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന് ആരാണ് പറഞ്ഞത്?’ വനിതാ എം.പിമാർക്ക് ഒപ്പമുള്ള ശശി തരൂരിന്റെ സെൽഫി; സ്ത്രീകള്‍ വിനോദത്തിനുള്ള വസ്തുക്കളല്ലെന്ന് വിമർശനം പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ ‘ഈ രണ്ട് വാക്സിനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ സാധിക്കും’; ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കി; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍ കര്‍ണാടകയില്‍ ദക്ഷിണാഫ്രിക്കന്‍ പൗരനില്‍ രാജ്യത്ത് ഇതുവരെ കാണാത്ത കൊവിഡ് വകഭേദം സ്ഥിരീകരിച്ചു കേരളം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള സാമ്പത്തിക സഹായം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്രം ‘ആരു പറഞ്ഞാലും കേരളം നന്നാകില്ല’; പാതയോരത്തെ കൊടിമരങ്ങള്‍ നീക്കം ചെയ്യാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി കുറ്റ്യാട്ടൂർ തീർത്ഥാട്ട്‌ പൊൻമലയിലെ ചെങ്കൽ ഖനനം; നടപടി സ്വീകരിക്കുമെന്ന് അധികൃതർKannur Varthakal Online കുറ്റ്യാട്ടൂർ തീർത്ഥാട്ട്‌ പൊൻമലയിലെ ചെങ്കൽ ഖനനം; നടപടി സ്വീകരിക്കുമെന്ന് അധികൃതർ കുറ്റ്യാട്ടൂർ ഉരുവച്ചാലിന് സമീപം തീർത്ഥാട്ട്‌ പൊൻമലയുടെ നെറുകയിൽ ചെങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് കുറ്റ്യാട്ടൂർ വില്ലേജ് അധികൃതർ. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് തീർത്ഥാട്ട്‌ പൊൻമല. ഇവിടെ ചെങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ വി.അനിൽകുമാർ അറിയിച്ചു. മതിയായ ലഭിക്കാത്ത നിലവിലെ സാഹചര്യത്തിലാണ് അനധികൃതമായി ഖനനം നടത്താനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നേരത്തെ കുന്നിൻ്റെ ഒരു ഭാഗത്ത് ഖനനം നടന്നിരുന്നു. അതിൻറെ ദുരന്തഫലങ്ങളും, പ്രയാസങ്ങളും അനുഭവിച്ച പ്രദേശവാസികളും ഇനിയൊരു ഖനനത്തിന് തങ്ങൾ അനുവദിക്കില്ലെന്ന് പറയുന്നു. തീർത്ഥാട്ട്‌ പൊൻമല അതിൻ്റെ തനിമയോടെ തന്നെ നിലനിർത്തണം. മലയുടെ നെറുകയിൽ നിന്നും നോക്കിയാൽ ജില്ലയിലെ പല ഭാഗങ്ങളും കണ്മുന്നിൽ കാണാം എന്നത് ഏറെ പ്രത്യേകതയാണ്. ഇവിടെ ഉദയാസ്തമയ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. മലയുടെ ഒരു ഭാഗത്താണ് കേരളത്തിലെ അപൂർവ്വം ചില ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ തീർത്ഥാട്ട്‌ പൊൻമല ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖനനം ക്ഷേത്രത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്ര ഭൂപടത്തിൽ ഇടം നേടാൻ സാധ്യതകൾ ഏറെയുള്ള പ്രദേശത്തിൻ്റെ മനോഹാരിതയും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടുള്ള ഖനനം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് വില്ലേജ് അധികൃതരും നാട്ടുകാരും. Previous ചപ്പാരപ്പടവ് മംഗര- ബദരിയ നഗർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഉടൻ യാഥാർഥ്യമാകും Next യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം; അഗ്നിശമനസേന തിരച്ചിൽ തുടരുന്നു കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കാണാതായ യുവതിഒളവറപുഴയില്‍ ചാടി മീൻപിടിക്കുകയായിരുന്ന യുവാവ് രക്ഷിച്ചു കാറിന് മുന്നിൽ ബൈക്ക് കുറുകെയിട്ട് വീട്ടമ്മയെ മാനഭംഗത്തിന് ശ്രമം. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ഈ രോഗങ്ങൾക്ക് കാരണം വിറ്റാമിൻ സിയുടെ കുറവ് വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ് എന്നതിലുപരി ഇത് ഒരു മനുഷ്യൻറെ ആരോഗ്യകാര്യത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ വിറ്റാമിൻ സി യുടെ ലഭ്യതക്കുറവ് പല ആളുകളിലും രോഗങ്ങൾക്കും സങ്കീർണതകൾക്ക് കാരണമായേക്കാം. മനുഷ്യശരീരത്തിൽ ശരീരത്തിൽ വിറ്റാമിൻ സി യുടെ കുറവ് വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ, പ്രതിരോധശേഷി നഷ്ടപ്പെടൽ, ഓർമ്മക്കുറവ് മറവിരോഗം തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാധ്യത ഇത് ഉയർത്തുന്നു. ചർമവുമായി ബന്ധപ്പെട്ട കൊളാജന്റെ ശരിയായ രൂപവത്കരണത്തിൽ തുടങ്ങി അസ്ഥികളുടെ വികാസത്തിനും രക്തക്കുഴലുകളുടെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിലെ മുറിവ് ഉണക്കുന്നതിനും വരെയുള്ള കാര്യങ്ങൾക്ക് ഇത് ഏറ്റവും ആവശ്യകമായ ഒരു പോഷകം ആയി കണക്കാക്കിയിരിക്കുന്നു. ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ വിറ്റാമിൻ സി യുടെ ലഭ്യതക്കുറവ് പല ആളുകളിലും രോഗങ്ങൾക്കും സങ്കീർണതകൾക്ക് കാരണമായേക്കാം. വിറ്റാമിൻ സി യുടെ കുറവ് മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള 5 ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിരിക്കുക. വിറ്റാമിൻ സിയുടെ കുറവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഏറ്റവും പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്ന ഒരു സുപ്രധാന രോഗമാണ് സ്കർവി. ഈ രോഗത്തിൻറെ മുന്നറിയിപ്പ് അടയാളങ്ങളിൽ അമിതമായ ക്ഷീണം, മോണകളിൽ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയൽ, സന്ധിവേദന, ചർമത്തിലെ ചുണങ്ങ് എന്നീ പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗത്തെ തിരിച്ചറിയുക എളുപ്പമാണെങ്കിലും ചികിത്സ തേടാതിരുന്നാല്‍ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകും. ദൈനംദിന ഭക്ഷണ ശീലത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ സിയുടെ അഭാവത്തെ ആണ് ഈ രോഗം സൂചിപ്പിക്കുന്നത്. വിറ്റാമിൻ സി കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് സപ്ലിമെൻ്റുകൾ എടുത്തു കൊണ്ടും രോഗത്തെ നേരിടാൻ കഴിയും. തൈറോയ്ഡ് ഗ്രന്ഥിയിൽ നടക്കുന്ന ഹോർമോണുകളുടെ സ്രവ ഉൽപാദനം അനിയന്ത്രിതമായി വർദ്ധിക്കുന്നതാണ് ഹൈപ്പർതൈറോയിഡിസം എന്ന അവസ്ഥ. വിറ്റാമിൻ സി അടക്കമുള്ള നിരവധി പ്രധാന പോഷകങ്ങൾ നിങ്ങളുടെ തൈറോയ്ഡ് ആരോഗ്യ പരിപാലനത്തിനും സന്തുലനാവസ്ഥയ്ക്കും ഏറെ പ്രധാനമാണ്. നീണ്ടുനിൽക്കുന്ന വിറ്റാമിൻ സി യുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് അധികമായി ഹോർമോണുകൾ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായ ശരീരഭാര വർദ്ധനവ്, ഹൃദയമിടിപ്പ് കൂടൽ, അമിത വിശപ്പ്, ശാരീരിക അസ്വസ്ഥതകൾ, വിറയൽ, സ്ത്രീകളിലെ ആർത്തവ ക്രമത്തിലുള്ള മാറ്റങ്ങൾ എന്നിവ അനുഭവപ്പെടാറുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ദൈനംദിന വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ എന്നറിയപ്പെടുന്ന വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കും. നമ്മുടെ ശരീരത്തിൽ ആയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൻറെ കുറവ് നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയ്ക്കാൻ വിറ്റാമിൻ സി യുടെ കുറവ് കാരണമാകും. അനീമിയ പോലുള്ള രോഗങ്ങൾ തടയാൻ അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി എന്ന പോഷകം. ക്ഷീണം, ശ്വാസതടസ്സം, തലകറക്കം, ശരീരഭാരം കുറയ്ക്കൽ എന്നിവയടക്കമുള്ള ലക്ഷണങ്ങൾ ഇതുമായി ബന്ധപ്പെട്ട് അനുഭവപ്പെട്ടേക്കാം. നമ്മുടെ ഓരോരുത്തരുടെയും പല്ലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി എന്നത് പലർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഈയൊരു വിറ്റാമിൻ നിങ്ങളുടെ പല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, മോണകളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ വിറ്റാമിൻ സി യുടെ കുറവ് ശരീരത്തിൽ അനുഭവപ്പെടുമ്പോൾ മോണയിൽ രക്തസ്രാവവും മോളെ രോഗങ്ങൾക്കും ഒക്കെ വഴിയൊരുക്കി കൊടുക്കുന്നതായി മാറും. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിന് ചർമ്മത്തെ പരിപോഷിപ്പിക്കുന്ന ആന്റിഓക്‌സിഡന്റൽ ഗുണങ്ങളുണ്ട് എന്ന് പറയാം. ചർമത്തിൻ്റെ കൊളാജൻ ഉൽപാദനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, ആരോഗ്യമുള്ള ചർമ്മത്തിന് നിർണായകമാണ് ഈ പോഷകം. അതായത്, വിറ്റാമിൻ സിയുടെ കുറവ്, ചർമവുമായി ബന്ധപ്പെട്ട അനവധി അനാരോഗ്യതകൾക്ക് വഴിയൊരുക്കി കൊടുക്കും. മുറിവുകൾക്ക് ഉണങ്ങുന്നതിനും പാടുകൾ അവശേഷിപ്പിക്കുന്നതിനും ഒക്കെ ഇത് പ്രധാന കാരണമാകും. Also read: പനീര്‍ പ്രേമിയാണോ? അമിതമായാല്‍ അസിഡിറ്റി വിറ്റാമിൻ സി യുടെ കുറവ് എങ്ങനെ പരിഹരിക്കാം? നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ കൂടുതൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഈയൊരു പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാർഗമാണ്. സിട്രസ് പഴങ്ങൾ, വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണം. അതോടൊപ്പം പുകവലി ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം, കാരണം പുകവലിക്കാരുടെ ശരീരത്തിൽ വിറ്റാമിൻ സി യുടെ അളവ് ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിറ്റാമിൻ സി സപ്ലിമെന്റുകളും കഴിക്കുന്നത് പരിഗണിക്കാം. എന്നാൽ ഇത് സ്വയമേ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിച്ച് അഭിപ്രായം തേടേണ്ടത് പ്രധാനമാണ്. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോബദാം പാൽ ചിലരിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം ടെക് വാർത്തകൾ റിയൽമി ജിടി മാസ്റ്റർ എഡിഷൻ ഡേബ്രേക്ക് ബ്ലൂ വില്പന ഡിസംബർ 1 മുതൽ ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! അശ്ലീല വെബ്‌സൈറ്റിൽ കണക്ക് പാഠങ്ങൾ പോസ്റ്റ് ചെയ്ത് അദ്ധ്യാപകൻ, കാരണം തായ്‌വാനിലെ ഒരു ഗണിത അധ്യാപകൻ നേരിട്ട പ്രശ്നം കുട്ടികൾ തന്റെ ഓൺലൈൻ ക്ലാസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്. 200-ലധികം വിഡിയോകൾ പോൺഹബ്ബിൽ അപ്‌ലോഡ് ചെയ്ത തന്റെ ചാനലിന് പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കാനും അദ്ധ്യാപകന് സാധിച്ചു. പോൺഹബിൽ 200-ലധികം ഗണിത പാഠങ്ങൾ ഈ അദ്ധ്യാപകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകളും പൂർണ്ണമായും ലൈംഗിക ഉള്ളടക്കമില്ലാത്തതും, ഗണിത പ്രശ്‌നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ധ്യാപകൻ കഴിഞ്ഞ 15 വർഷമായി തായ്‌വാനീസ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന വ്യക്തിയാണ്. കൊവിഡ്-19 മഹാമാരി മൂലം അധ്യാപനത്തിലും പഠനത്തിലും കഴിഞ്ഞ 18 മാസത്തിനുള്ളിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഓൺലൈൻ പഠനത്തിലേക്ക് നാം ചുവട് മാറിയത് പെട്ടന്നായിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ അധ്യാപകരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിനായി സൂമിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും മാറിയതോടെ ഓൺലൈൻ പഠനം ഒരു പുത്തൻ രീതിയായി മാറി. പക്ഷെ ഓൺലൈൻ പഠനത്തിന് അതിന്റെതായ ചില പ്രശ്നങ്ങളുമുണ്ട്. തായ്‌വാനിലെ ഒരു ഗണിത അധ്യാപകൻ നേരിട്ട പ്രശ്നം കുട്ടികൾ തന്റെ ഓൺലൈൻ ക്ലാസ് ശ്രദ്ധിക്കുന്നില്ല എന്നതാണ്. ഇതിനൊരു പോംവഴി തേടിയ അധ്യാപകൻ ഒടുവിൽ ചെയ്തതെന്തെന്നോ? ഗണിതവുമായി വിദൂരമായി പോലും ബന്ധമില്ലാത്ത അശ്ലീല വെബ്‌സൈറ്റായ പോൺഹബ്ബിൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും, പോൺഹബിൽ 200-ലധികം ഗണിത പാഠങ്ങൾ ഈ അദ്ധ്യാപകൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ വീഡിയോകളും പൂർണ്ണമായും ലൈംഗിക ഉള്ളടക്കമില്ലാത്തതും, ഗണിത പ്രശ്‌നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ്. ഉദ്ദേശിച്ച അത്രയും സ്ത്രീകളില്ല! ഡേറ്റിങ് വെബ്സൈറ്റിനെ കോടതി കയറ്റി യുവാവ് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള കഴിഞ്ഞ 15 വർഷമായി തായ്‌വാനീസ് സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ഈ അദ്ധ്യാപകൻ ഓൺലൈൻ പഠനം ആരംഭിച്ചതോടെ ആദ്യം യൂട്യൂബിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ പോൺഹബ്ബിൽ ക്ലാസുകൾ പോസ്റ്റ് ചെയ്യാനാരംഭിച്ചു. മെൽ മാഗസിന് നൽകിയ അഭിമുഖത്തിൽ, അശ്ലീല വെബ്‌സൈറ്റിന്റെ ജനപ്രീതി കാരണം അതിൽ വീഡിയോകൾ പങ്കിടാൻ തുടങ്ങിയെന്ന് 34 കാരനായ അധ്യാപകൻ പറഞ്ഞു പോൺഹബ്ബ് പോലെയുള്ള വീഡിയോ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ കാണുന്ന ധാരാളം ആളുകൾ ഉള്ളതുകൊണ്ട് എന്റെ വീഡിയോകൾ അവിടെ അപ്‌ലോഡ് ചെയ്തു. അപ്പോൾ ധാരാളം ആളുകൾ അവ കാണുമല്ലോ,” അദ്ധ്യാപകൻ മാഗസിനോട് പറഞ്ഞു. പിണങ്ങിക്കഴിയുന്ന ഭാര്യയ്ക്ക് മറ്റൊരു വിവാഹത്തിന് ഓൺലൈനിൽ പരസ്യം ചെയ്ത് ഭർത്താവ് Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോഉദ്ദേശിച്ച അത്രയും സ്ത്രീകളില്ല! ഡേറ്റിങ് വെബ്സൈറ്റിനെ കോടതി കയറ്റി യുവാവ് ടെക് വാർത്തകൾ റിയൽമി ജിടി മാസ്റ്റർ എഡിഷൻ ഡേബ്രേക്ക് ബ്ലൂ വില്പന ഡിസംബർ 1 മുതൽ ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് ട്രെൻഡിങ് ഓഫീസിൽ ഫോൺ ചാർജ് ചെയ്യരുതെന്ന് ജീവനക്കാരോട് മേലധികാരി കാരണം Adv: കാര്‍ ബൈക്ക് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ 60% വരെ വിലക്കിഴിവിൽ! ആരോഗ്യം Omicron ഒമിക്രോൺ എത്രത്തോളം അപകടകാരിയാണ്? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആരോഗ്യം സ്‌ട്രോക്കില്‍ നിന്നും രക്ഷപ്പെടാന്‍ സമയം പ്രധാനം ദിവസഫലം Horoscope Today, 30 November 2021; ഈ രാശിയിലെ സാങ്കേതിക പ്രവർത്തകർക്ക് നല്ല അവസരം അനിൽ പെരുന്ന ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി ഇത്തരം കമ്പനികള്‍ക്ക് വലിയ സഹായമാണ് ചെയ്യുന്നത്. Payments banks ന് ₹1 ലക്ഷം രൂപയാണ് നിക്ഷേപമായി സ്വീകരിക്കാവുന്ന ഏറ്റവും വലിയ തുക. ക്രഡിറ്റ് കാര്‍ഡോ, ലോണോ കൊടുക്കാന്‍ പറ്റില്ല എന്ന് RBI പറയുന്നു. current account ഉം savings accounts ഉം മാത്രമായിരിക്കും അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്. എല്ലാം well planed ആയിരുന്നു എന്ന് മോഡിയും BJP യും പറയുന്നത് ഇതുകൊണ്ടാണ്. എന്തൊക്കെ എപ്പോഴൊക്കെ ചെയ്യണമെന്ന് വ്യക്തമായി ഒരു വര്‍ഷത്തിന് മുമ്പ് തന്നെ അവര്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ അത് ജനത്തെ ഉദ്ദേശിച്ചല്ല എന്ന് മാത്രം. എന്നാലും ജനത്തെ അവഗണിക്കുന്നില്ല. പട്ടിയെ കാറിടിച്ചാല്‍ നമുക്ക് ദുഖമുണ്ടാവുമല്ല. അതുപോലെ ജനത്തിന്റെ കഷ്ടപ്പാടില്‍ ദുഖമുണ്ട്. മുമ്പത്തെ ലേഖനം പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു അടുത്ത ലേഖനം ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ് ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017 ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): കാഴ്ചപരിമിതിയുള്ളവരെ മറ്റൊരാള്‍ക്ക് സഹായിക്കാനുള്ള ആപ്ലിക്കേഷനാണ് ബി മൈ ഐസ്. പരസ്പരം പരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്റെ രണ്ടറ്റങ്ങളിലിരുന്ന് സഹായിക്കാം. തൃശ്ശൂര്‍ ഹലോ സര്‍, എന്നെയൊന്ന് സഹായിക്കാമോ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട് തന്റെ മൊബൈലില്‍ വന്ന വീഡിയോകോളിലെ അപരിചിത ശബ്ദത്തിന് അപ്പോള്‍ത്തന്നെ മറുപടിനല്‍കി തീര്‍ച്ചയായും, ഞാനെങ്ങനെയാണ് സഹായിക്കേണ്ടത് സര്‍ സ്‌ക്രീനിലെ ക്യാപ്ച (ഓണ്‍ലൈന്‍ ഇടപാടിലെ സുരക്ഷാകോഡ്) ഒന്നു വായിച്ചുതരാമോ ലാപ്ടോപ്പിനുനേരെ പിടിച്ചിരുന്ന ആ വ്യക്തിയുടെ മൊബൈല്‍ ക്യാമറയില്‍ സ്‌ക്രീനിന്റെ ഒരുഭാഗംമാത്രമേ കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. മൊബൈല്‍ അല്പം വലത്തേക്ക് തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ ഏതോ അറ്റത്തുള്ള കാഴ്ചയില്ലാത്ത ഒരാളെ സഹായിക്കുകയായിരുന്നു ഡോ. മനോജ് ബി മൈ ഐസ്' എന്ന സ്മാര്‍ട്‌ഫോണ്‍ ആപ്പിലൂടെ. കാഴ്ചപരിമിതിയുള്ളവരെ മറ്റൊരാള്‍ക്ക് സഹായിക്കാനുള്ള ആപ്ലിക്കേഷനാണ് ബി മൈ ഐസ്. പരസ്പരം പരിചയമില്ലാത്തവര്‍ക്ക് ലോകത്തിന്റെ രണ്ടറ്റങ്ങളിലിരുന്ന് സഹായിക്കാം. ഒന്നരവര്‍ഷംമുമ്പാണ് വോളന്റിയറായി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന് ഡോ. മനോജ് പറയുന്നു. ഇതിപ്പോള്‍ എട്ടാമത്തെ കോളാണ്, തിരക്കുമൂലം നാലെണ്ണമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാവരകള്‍, കത്തിലെ വിലാസം, പാര്‍ക്കിലെ ഇരിപ്പിടം എന്നിങ്ങനെയുള്ളവ കാട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടായിരുന്നു കോളുകള്‍. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചയുള്ളവര്‍ക്കും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. കാഴ്ചയില്ലാത്തവര്‍, സന്നദ്ധസേവകര്‍ എന്നീ രണ്ട് ഓപ്ഷനുകളിലൊന്ന് തിരഞ്ഞടുക്കാം. കാഴ്ചയില്ലാത്ത ആളുടെ ഫോണിലെ ക്യാമറയില്‍ കാണുന്ന ദൃശ്യങ്ങള്‍ എന്താണെന്ന് വിവരിച്ചുകൊടുക്കുകയാണ് കാഴ്ചയുള്ളവര്‍ ചെയ്യേണ്ടത്. ആര്‍ക്കാണ് കോള്‍ പോകുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ പരസ്പരം അറിയാന്‍ കഴിയില്ല. ഷവോമിയ്ക്ക് ബെയ്ജിങില്‍ വര്‍ഷംതോറും മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്‍റ് ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്തേക്ക് കടക്കുകയാണ് ചൈനീസ് ഇലക്ട്രോണിക് ഉപകരണ ഷവോമിയ്ക്ക് ബെയ്ജിങില്‍ വര്‍ഷംതോറും മൂന്ന് ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്‍റ് ചൊവ്വയില്‍ നിന്നൊരു പോസ്റ്റ് കാര്‍ഡ്: മനോഹരമായ ചിത്രങ്ങള്‍ അയച്ച് ക്യൂരിയോസിറ്റി ഒമിക്രോണ്‍ വകഭേദം: ഡോക്ടറുടെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന ആ സന്ദേശം വ്യാജം, പരാതി നൽകി ക്രൈം ട്രാക്ക് സോഫ്റ്റവെയറില്‍ വിചാരണവിവരങ്ങളും അറിയാം ആദ്യം ലൈസന്‍സ് നേടൂ, അതുകഴിഞ്ഞു മതി സേവനം: മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് വിലക്കുമായി ടെലികോം വകുപ്പ് ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ സഹായിയും ഗൾഫിലെ മലയാളി വ്യവസായിയുമായ വാദ്രയെ പരിചയപ്പെടുത്തിയത് സോണിയാ ഗാന്ധിയുടെ പിഎ ആണെന്ന് വ്യവസായിയുടെ മൊഴി ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുമായി അടുപ്പമുള്ള വ്യവസായിയുടെ ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന റോബർട്ട് വദ്രയ്ക്കു ചികിത്സാർഥം ആറാഴ്ച വിദേശത്തുപോകാൻ പ്രത്യേക സി.ബി.ഐ. കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രയെ വീണ്ടും ചോദ്യംചെയ്തു ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിക്കൽ കേസിൽ ജാമ്യത്തിൽക്കഴിയുന്ന റോബർട്ട് വദ്രയ്ക്ക്‌ വിദേശയാത്രയ്ക്ക് അനുമതി നൽകുന്നത്‌ സംബന്ധിച്ച് ഡൽഹികോടതി വന്‍കുടലില്‍ മുഴ: തുടര്‍ചികിത്സയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര ന്യൂഡല്‍ഹി: വന്‍കുടലില്‍ മുഴയുള്ളതായി കണ്ടെത്തിയതിനാല്‍ തുടര്‍ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാന്‍ അനുമതി തേടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റോബര്‍ട്ട് വദ്രയ്ക്ക് ഇഡിയുടെ നിര്‍ദേശം ന്യൂഡല്‍ഹി: അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വദ്രയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ന്യൂഡൽഹി: കള്ളപ്പണംവെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വദ്ര വിദേശയാത്രയ്ക്ക് അനുമതിതേടി ചൊവ്വാഴ്ച ഡൽഹിക്കോടതിയെ സമീപിച്ചു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വദ്രയ്ക്ക് മുൻകൂർ ജാമ്യം ന്യൂഡൽഹി: വ്യവസായിയും പ്രിയങ്കാഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വദ്രയ്ക്ക് കള്ളപ്പണം വെളുപ്പിക്കൽകേസിൽ ഡൽഹി കോടതി മുൻകൂർ ജാമ്യമനുവദിച്ചു റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം; വിദേശയാത്രയ്ക്ക് കോടതിയുടെ അനുമതി വേണം ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് കള്ളപ്പണക്കേസ്: വദ്രയെ 25 വരെ അറസ്റ്റുചെയ്യരുത് ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വദ്രയെ മാർച്ച് 25 വരെ അറസ്റ്റുചെയ്യരുതെന്ന് ഡൽഹി കോടതി. അതേസമയം, വദ്ര അന്വേഷണവുമായി വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടി വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് എനിക്ക് കരുത്ത് പകരുന്നത് പ്രിയങ്കയും സോണിയയും,തൻറെ ജീവിതത്തിലെ 4 സ്ത്രീകളെ കുറിച്ച് റോബർട്ട് വദ്ര തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാലുകരുത്തരായ വനിതകളെ കുറിച്ച് റോബര്‍ട്ട് വദ്ര എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു ന്യൂഡൽഹി: പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 19-വരെ അറസ്റ്റുചെയ്യരുതെന്ന് കോടതി പ്രിയങ്കാ ഗാന്ധിക്ക് പിന്നാലെ റോബര്‍ട്ട് വദ്രയും?മൊറാദാബാദില്‍ മത്സരിക്കണമെന്ന് ആവശ്യം,പോസ്റ്ററുകള്‍ ലഖ്‌നൗ: രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന സൂചന നല്‍കിയതിന് പിന്നാലെ റോബര്‍ട്ട് വദ്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിക്കു പിന്നാലെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയും രാഷ്ട്രീയപ്രവേശത്തിനൊരുങ്ങുന്നതായി സൂചന. വദ്ര ഞായറാഴ്ചയിട്ട ആരോപണങ്ങള്‍ മാറിയാല്‍ ജനസേവനം നടത്തണം രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി റോബര്‍ട്ട് വദ്ര ന്യൂഡല്‍ഹി: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്കെന്ന് സൂചന നല്‍കി ഭര്‍ത്താവ് ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കാഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്ര ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് മോദി സർക്കാർ പ്രതികാരബുദ്ധിയോടെ പെരുമാറുന്നു -റോബർട്ട് വദ്ര അമ്മയ്‌ക്കൊപ്പം ചോദ്യം ചെയ്തു, ദൈവം ഒപ്പമുണ്ടെന്ന് വദ്രയുടെ പ്രതികരണം ജയ്പൂര്‍: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട് വദ്രയും അമ്മ ദുഷിപ്പിന്റെ രാഷ്ട്രീയമാണ് രാജ്യത്ത്‌: പ്രിയങ്കയ്ക്ക് ഒന്നും വരാതെ നോക്കണമെന്ന്‌ വദ്ര ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറല്‍ വദ്രയെ കൂടുതൽ കേസുകളിൽ ചോദ്യം ചെയ്യാനൊരുങ്ങി ഏജൻസികൾ റോബർട്ട് വദ്ര എൻഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരായി ആരോപണങ്ങള്‍ നിഷേധിച്ച് വാദ്ര; ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്ന് പ്രിയങ്ക ഗാന്ധി ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ ഇന്ന് ചോദ്യംചെയ്യുന്നത് വാദ്രയെ, നാളെ മോദിയെ ആവാം- സഞ്ജയ് സിങ് ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിനു പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ വദ്രയുടെയും ബന്ധുക്കളുടെയും ഓഫീസുകളിൽ റെയ്ഡ് നീണ്ടത് 20 മണിക്കൂറോളം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരീഭർത്താവ് റോബർട്ട് വദ്രയുടെ ഓഫീസിലും ജോലിക്കാരന്റെയും ബന്ധുക്കളുടെയും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുടെ ഓഫീസിലും ജോലിക്കാരന്റെയും ബന്ധുക്കളുടെയും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രയുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്രയുമായി അടുത്ത ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ബിജെപി പ്രതിസന്ധി നേരിടുമ്പോഴെല്ലാം തന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവരുന്നു വദ്ര ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടുന്ന അവസരത്തിലെല്ലാം തന്റെ പേര് ഉയര്‍ത്തിക്കൊണ്ടു വരുന്നത് ബി ന്യൂഡൽഹി: ഹരിയാണയിലെ ഗുരുഗ്രാമിൽ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരേ പോലീസ് ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു മോദിയുടെ വിമാനയാത്രകള്‍ക്ക് പണം നല്‍കിയതാര് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: 2003-07 കാലത്ത് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നൂറിലധികം ചാര്‍ട്ടേഡ് വിമാനയാത്രകള്‍ക്ക് വദ്രയ്‌ക്കെതിരായ ആരോപണം: അന്വേഷണം അസാധ്യമെന്ന് അധികൃതര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണത്തെപ്പറ്റി റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ന്യൂഡല്‍ഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണത്തെപ്പറ്റി വദ്രയുടെ പേരിലുള്ള ഭൂമിയിടപാട് സി.ബി.ഐ. അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ജയ്പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ബികാനേര്‍ ഭൂമിയിടപാട് കേസുകള്‍ റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി താന്‍ ഉപയോഗിക്കപ്പെടുന്നു: റോബര്‍ട്ട് വാദ്ര ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി താന്‍ എപ്പോഴും ഉപയോഗിക്കപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബര്‍ട്ട് മുടിയുടെ അനാരോഗ്യത്തിന് കാരണങ്ങള്‍ പലതുണ്ട്. ജീവിതശൈലിയിലെ അശ്രദ്ധകള്‍, അനാരോഗ്യകരമായ ആഹാരരീതി, അമിതമായോ അകാലത്തിലോ ഉള്ള ഉറക്കം, ഗര്‍ഭാവസ്ഥ, പ്രസവം, ആര്‍ത്തവവിരാമം, തൈറോയ്ഡ് രോഗങ്ങള്‍, ജോലിയുടെ പ്രത്യേകതകള്‍ എന്നിവയും ചില മരുന്നുകള്‍ കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലമുള്ള മുടികൊഴിച്ചില്‍ സങ്കീര്‍മാണ്. ഇവിടെ മുടിയുടെ വളര്‍ച്ചാസമയം ഗണ്യമായി കുറയുന്നു. ഇത് രോമകൂപത്തിന്റെ വിശ്രമാവസ്ഥയെ ദീര്‍ഘിപ്പിക്കുന്നു. ഇപ്രകാരം വളര്‍ച്ചാചക്രത്തിലെ വ്യതിയാനങ്ങള്‍ മുടിയുടെ സാന്ദ്രത കുറയ്ക്കുന്നു. മാനസികപിരിമുറുക്കവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. ആയുര്‍വേദത്തില്‍ മുടികൊഴിച്ചിലിനെ ഖലിതം എന്നാണ് വിളിക്കുന്നത്. ചരകസംഹിതയില്‍ ശിരോരോഗങ്ങളുടെയും സുശ്രുതസംഹിതയില്‍ ക്ഷുദ്രരോഗങ്ങളുടെയും ഗണത്തിലാണ് ഖലിതത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ത്രിദോഷജന്യമായാണ് ആയുര്‍വേദം ഈ അവസ്ഥയെ കാണുന്നത്. ശിരസ്സിലെ രോഗങ്ങള്‍ക്ക് ഏറ്റവും പ്രധാന ചികിത്സയാണ് മൂക്കില്‍ക്കൂടി പ്രയോഗിക്കുന്ന നസ്യം. ഭൃംഗരാജതൈലം, ഷഡ്ബിന്ദുതൈലം, ചന്ദനാദ്യം തൈലം, മധുകാദിതൈലം എന്നിവയാണ് പ്രധാനമായും നസ്യത്തിനുപയോഗിക്കുന്നത്. ഈ തൈലങ്ങള്‍ രക്തത്തെ ശുദ്ധീകരിക്കുന്നതും അസ്ഥിധാതുപോഷകവുമാണ്. ഇവ രക്തയോട്ടം കൂടുതലുള്ള മൂക്കിലെ ശ്ലേഷ്മധരകലയിലൂടെ ആഗിരണംചെയ്യപ്പെടുകയുംചെയ്യും. എള്ളെണ്ണയുടെ സൂക്ഷ്മഗുണങ്ങള്‍, സ്രോതസ്സുകളിലെ തടസ്സങ്ങള്‍ നീക്കി പോഷകങ്ങള്‍ രോമകൂപങ്ങളിലേക്കെത്തിച്ച് മുടിയെ വളരാന്‍ സഹായിക്കുന്നു. ശോധനചികിത്സയായ രക്തമോക്ഷം മുടികൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. ഇത് രക്തത്തിലടിഞ്ഞുകൂടിയ വിഷാംശങ്ങളും അശുദ്ധമായ രക്തവും പുറത്തേക്ക് കളയാന്‍ സഹായിക്കുന്നു. അതുമൂലം രക്തക്കുഴലുകളില്‍ക്കൂടി രക്തം സുഗമമായി ഒഴുകുകയും രോമകൂപങ്ങളിലേക്ക് പോഷകങ്ങളെത്തുകയും അവ മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും. മുടികൊഴിച്ചില്‍ മാറ്റാന്‍ വസ്തിചികിത്സയും പ്രയോഗിക്കാറുണ്ട്. പഞ്ചതിക്തക ക്ഷീരവസ്തിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അകാലനരയ്ക്ക് രസായനചികിത്സ പ്രയോജനപ്രദമാണ്. വ്യക്തിയുടെ പ്രകൃതിയും ദോഷപ്രകോപാവസ്ഥയുമനുസരിച്ച് രസായനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചികിത്സാരീതികളെല്ലാം വൈദ്യനിര്‍ദേശാനുസരണം മാത്രം ചെയ്യേണ്ടതാണ്. താന്നിപ്പൂവ്, ഇരട്ടിമധുരം, വെണ്‍തേക്ക്, ആവണക്ക്, കുന്നി, നീലയമരി, കയ്യോന്നി, ചെമ്പരത്തി, എള്ളെണ്ണ തുടങ്ങിയവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മുടിയുണ്ടാകുന്നതിനും അവ വളരുന്നതിനും കറുത്തനിറമുണ്ടാകുന്നതിനും മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ എള്ളെണ്ണയില്‍ കാച്ചി ഉപയോഗിക്കാം. ആഹാരത്തില്‍ മുട്ട, മീന്‍, ചീരവര്‍ഗങ്ങള്‍, കക്കവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. പേരക്ക, തേന്‍, നാരങ്ങാവര്‍ഗങ്ങള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, നേന്ത്രപ്പഴം എന്നിവയും സൂചിഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ മുതലായവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. പാലുത്പന്നങ്ങള്‍, പഞ്ചസാര, കുപ്പിയിലടച്ച പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രം തലയില്‍ എണ്ണ തേക്കുന്നതാണ് നല്ലത്. അനുയോജ്യമായതോ ശീലിച്ചതോ ആയ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനുശേഷം കുളിക്കാം. അല്പം ചൂടാക്കിയശേഷം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് ഉചിതമായിരിക്കും. നീലിഭൃംഗാദി തൈലം, കുന്തളകാന്തി, ഭുജഗലതാദി, കയ്യോന്ന്യാദി തൈലം എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. വീട്ടില്‍ ഉണ്ടാക്കാന്‍പറ്റുന്ന തൈലങ്ങള്‍ കയ്യോന്ന്യാദിയും നീലിഭൃംഗാദിയും ആണ്. നീലയമരി, കയ്യോന്നി, മയിലാഞ്ചി, കറിവേപ്പില, കറ്റാര്‍വാഴ എന്നിവ ഇടിച്ചുപിഴിഞ്ഞ നീരില്‍ തേങ്ങാപാലും പശുവിന്‍പാലും ചേര്‍ത്ത് എണ്ണകാച്ചി ഉപയോഗിക്കുന്നതും ഫലപ്രദമായി കണ്ടുവരുന്നു. “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. താര രാജാവ് യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ് മൂർച്ചയേറിയ വാളിന്റെ വാൾത്തലയിലൂടെയുള്ള നടത്തം പോലെയാണ് സന്യാസം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നുണ്ട്.അത്രത്തോളം കഠിനതരമാണ് സന്യാസം എന്നാണ് ആ വരികൾകൊണ്ട് പറയാനുദ്ദേശിച്ചത്. സന്യാസത്തിന്റെ കഠിനതരമായ വഴികളിലൂടെ നടന്നിരുന്ന ഒരു യോഗിയുടെ ഓർമ ദിവസമായിരുന്നു ജൂലൈ 4. വിവേകാനന്ദൻ ഓർമയായിട്ട് 119 വർഷങ്ങൾ കഴിഞ്ഞുപോയിരിക്കുന്നു പക്ഷേ ഒരു നൂറ്റാണ്ടിന് മുൻപ് അദ്ദേഹം ഉയർത്തിവിട്ട ആശയങ്ങളും,പ്രബോധനങ്ങളും ഇപ്പോഴും ലോകം മുഴുവൻ തിളങ്ങി നിൽക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്. 1893 ല്‍ ചിക്കാഗോയില്‍ നടന്ന ലോകമത പാര്‍ലമെന്റിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായ വേദാന്തിയായ ഒരു സന്യാസി എന്നതിനപ്പുറം ആ മഹാമനീഷിയെ അടുത്തറിയാൻ എല്ലാവരും ശ്രമിച്ചിട്ടുണ്ടോ എന്നു സംശയമാണ്. വിവേകാനന്ദനെക്കുറിച്ച് നിരവധി പുസ്തകങ്ങളും ,വിവരണങ്ങളും ഇന്ന് ലഭ്യമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ധ്യായങ്ങളായി വന്നപ്പോൾ മുതൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ‘വിവേകാനന്ദൻ:സന്യാസിയും മനുഷ്യനും’ എന്ന പംക്തി. എം പി വീരേന്ദ്രകുമാറായിരുന്നു അതി ബൃഹത്തായ ആ ലേഖനങ്ങൾ എഴുതിയിരുന്നത്. പിന്നീട് അവ മാതൃഭൂമി പുസ്തകമാക്കി ഇറക്കുകയും ചെയ്തു. പണ്ഡിതനും,പരമ ഭക്തനുമായിരുന്ന ദുർഗ്ഗപ്രസാദ് ദത്ത, അദ്ദേഹത്തിന്റെ ഭാര്യ ശ്യാമസുന്ദരിക്കും അവരുടെ ഒരാൺകുഞ്ഞിനുമൊപ്പം കൽക്കത്ത പട്ടണത്തിലെ സിംലാ ഗ്രാമത്തിൽ താമസിച്ചിരുന്നു. ഭൗതിക ജീവിതത്തിൽ വിരക്തി തോന്നിയ ദുർഗ്ഗപ്രസാദ് ദത്ത ഭാര്യയെയും അഞ്ചു വയസ്സുള്ള മകനെയും വിട്ട് ഒരു ദിവസം വീട് വിട്ടിറങ്ങിപ്പോയി. ദത്തയുടെ മകന്റെ പേര് ബിശ്വനാഥ് ദത്ത എന്നായിരുന്നു. കാലം പോകേ ഉന്നത വിദ്യാഭ്യാസം നേടിയ ആ മകൻ കൽക്കത്ത ഹൈക്കോടതിയിൽ അറ്റോർണി ജനറലായി ഉയർന്നു വന്നു. സമയമായപ്പോൾ അയാൾ ഭുവനേശ്വരിദേവിയെ വിവാഹം ചെയ്തു. ബിശ്വനാഥ് ദത്ത- ഭുവനേശ്വരിദേവി ദമ്പതിമാരുടെ മകനാണ് നരേന്ദ്രനാഥ് എന്ന സാക്ഷാൽ വിവേകാനന്ദൻ. വേദാന്തവും,യോഗയും പോലുള്ള ഭാരതീയ ദർശനങ്ങളെ വിദേശ രാജ്യങ്ങളിൽ വേണ്ടവിധം പ്രചരിപ്പിച്ച മഹാ മനീഷിയിയാണ് വിവേകാനന്ദൻ എന്ന് നമുക്കറിയാം. അതിമനോഹരമായ പ്രസംഗ ശൈലിയുടെ ഉടമയും, അത്യഗാധമായ ശാസ്‌താവബോധവുമുള്ളയാളായിരുന്നു അദ്ദേഹം അദ്ദേഹം കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. അതിമനോഹരമായി പാടുകയും, സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധനുമായിരുന്നു അദ്ദേഹം.നാടകാഭിനയ രംഗത്തും അദ്ദേഹം ഭാവമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രശസ്ത നാടക പ്രവർത്തകനായിരുന്ന ത്രിലോക്നാഥ് സന്യാലിന്റെ സംഗീത നാടകമായ നവവൃന്ദാവനത്തിൽ അഭേദാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നരേന്ദ്രനാഥാണ് വിവേകാനന്ദൻ എന്ന പേരു സ്വീകരിക്കുന്നതിനും വളരെ മുൻപായിരുന്നു ഈ സംഭവം. തന്റെ ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സംഗീതത്തെ അധികരിച്ച് സംഗീത കല്പതരു എന്നൊരു പുസ്തകം ബംഗാളിയിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.പക്ഷെ ആധ്യാത്മിക ദാർശനിക പ്രഭാഷണങ്ങളിലൂടെ ചിരപ്രതിഷ്ട നേടിയ വിവേകാനന്ദന്റെ സംഗീതോപാസന അതർഹിക്കുന്നവിധം ശ്രദ്ധിക്കപ്പെടുകയോ ചർച്ചചെയ്യപ്പെടുകയോ ഉണ്ടായില്ല എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും വിവേകാനന്ദന്റെ ജീവിതം പറയുമ്പോൾ അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും പത്നി ശാരദാദേവിയെയും കുറിച്ചും പറയാതിരിക്കാനാകില്ലല്ലോ. ശിഷ്യനെ ശരിയായ ദിശയിൽ വഴിനയിച്ചുവിടുകയും ,സ്വഭാവ രുപീകരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട് ആ ഗുരുനാഥൻ. ഋതുമതിയായിരുന്ന സമയത്തു അന്നത്തെ ആചാരമനുസരിച്ചു ഭർത്താവിനുള്ള ഭക്ഷണം പാകം ചെയ്യാതിരുന്ന ശാരദാദേവിയോട് നിന്റെ ശരീരത്തിൽ ഏതുഭാഗത്താണ് അശുദ്ധിയുള്ളത്? ആധ്യാത്മികതയ്ക്ക് സിദ്ധിപ്രകടനവുമായി യാതൊരു ബന്ധവുമില്ല എന്ന് വിവേകാനന്ദൻ പറഞ്ഞിരുന്നു.അത്തരത്തിലുള്ള പ്രകടനങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതുമില്ല. അത്ഭുതങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തെ രൂപപ്പെടുത്തരുതെന്നും ശ്വാശ്വത സിദ്ധാന്തങ്ങളിലെ സത്യത്തെയാണ് കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നുമാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. അടിസ്‌ഥാനരഹിതമായ ധാരണകളെയോ അബദ്ധജടിലമായ സിദ്ധാന്തങ്ങളെയോ അടിസ്ഥാനമാക്കി ഒരിക്കലും അഭിപ്രായരൂപീകരണം നടത്തരുതെന്ന് വിവേകാനന്ദനും പറഞ്ഞിട്ടുണ്ട്. വിവേകാനന്ദനെ ശ്രീബുദ്ധൻ സ്വാധീനിച്ചിരുന്നുവെന്നു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത അദ്ധ്യായങ്ങളിലായി പരാമർശിക്കപ്പെട്ട ഇവരുടെ അഭിപ്രായങ്ങളിലെ സാമ്യതയെ ഇവിടെ ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം. വിവേകാനന്ദന്റെ ജീവിതത്തിലെ വഴിത്തിരുവായിരുന്ന സംഭവമായിരുന്നല്ലോ ഷിക്കാഗോയിൽ നടത്തിയ പ്രഭാഷണം.എല്ലാ ശ്രോതാക്കളിലും മതിപ്പുളവാക്കാൻ അദ്ദേഹത്തിന്റെ ആ ഒറ്റ പ്രസംഗത്തിനു കഴിഞ്ഞു. ഭാരതത്തിന്റെ ശക്തി രാജ്യതന്ത്രജ്ഞതയിലോ സൈനികശക്തിയിലോ, വ്യവസായിക പുരോഗതിയിലോ അല്ല എന്നും അടിസ്ഥാനപരമായി ആത്മീയതയിലാണ് അത് കുടികൊള്ളുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ആത്മീയത മാത്രമല്ല ,രോഗശാന്തി പ്രവർത്തനമടക്കമുള്ള മാനവിക ദൗത്യങ്ങളും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു കടുത്തവെല്ലുവിളികളെ സ്വയമേറ്റെടുത്തുകൊണ്ട് കൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് എന്ന മഹാമാരിക്കെതിരെ നടത്തിയ സ്വാമിജി നടത്തിയ പ്രവർത്തനങ്ങൾ. വിവേകാനന്ദനെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മിക പിതാവ് എന്ന് വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. ഇന്ത്യാചരിത്രത്തിന്റെ ഗതിമാറ്റിയ ചർക്കയുപയോഗിച്ചുള്ള നൂൽനൂൽക്കൽ യജ്ഞം എങ്ങനെയാണ് മനസ്സിൽ രൂപംകൊള്ളാനിടയായതെന്നു ഒരിക്കൽ മഹാതമാ ഗാന്ധിയോട് ചോദിച്ചപ്പോൾ സ്വാമി വിവേകാനന്ദനിൽ നിന്ന് എന്നാണദ്ദേഹം മറുപടി പറഞ്ഞത്.നേതാജിയിലും ,ഗാന്ധിജിയിലും ഊർജ്ജം പകർന്ന സന്യാസിയായിരുന്നു അദ്ദേഹം. നെഹ്രുവിലും വിവേകാന്ദന ദർശനങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ Discovery of India എന്ന പുസ്തകത്തിൽ കാണാം. അടുത്തുവരാനിരിക്കുന്ന മുന്നേറ്റം പുതിയ യുഗത്തിന്റെ നാന്ദി കുറിക്കുന്നതായിരിക്കും.അതുണ്ടാകുക റഷ്യയിൽ നിന്നോ ,ചൈനയിൽ നിന്നോ ആയിരിക്കും എന്ന സ്വാമിജിയുടെ പ്രവചനം റൊമെയ്ൻ റോലാങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1917 മാർച്ചിലായിരുന്നുവല്ലോ റഷ്യൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ആ വിപ്ലവം പല രാജ്യങ്ങൾക്കും വഴികാട്ടിയായി എന്നത് പിന്നീട് ചരിത്രം. മതത്തിന്റെ അനുമതിയോടുകൂടി സാമ്പത്തികവ്യവസ്ഥകളനുസരിച്ചു സൃഷ്ടിക്കപ്പെട്ടവയാണ് സാമൂഹികനിയമങ്ങൾ. മതത്തിനു പറ്റിയ ഭീകരമായ തെറ്റ് സാമൂഹിക കാര്യങ്ങളിൽ ഇടപെട്ടതാണ്. സാമൂഹിക പരിഷ്‌കാരം മതത്തിന്റെ കാര്യമല്ല എന്ന് മതം നിഷ്കർഷിക്കുകയും സ്വയം അതിൽ ഇടപെടുകയും ചെയ്യുക വഴി വലിയ കാപട്യവും, വഞ്ചനയുമാണ് ബന്ധപ്പെട്ടവർ ചെയ്യുന്നത് എന്നദ്ദേഹം ആരോപിച്ചു. ഒരു മധുരഭാഷിയായിരുന്ന അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവികൂടിയായിരുന്നു. മുപ്പത്തിമൂന്നു കവിതകൾ അദ്ദേഹത്തിന്റേതായുണ്ട്. കാവ്യാത്മകത കുടികൊള്ളുന്ന പ്രഭാഷണങ്ങളിലൂടെ ആവിഷ്കരിക്കാനാവാത്ത ചില പ്രത്യേക ഭാവങ്ങളാണ് കവിതകളായി പരിണമിച്ചത്. kaali the Mother എന്ന കവിത നേതാജിയെയും, അരബിന്ദോവിനേയും ആകർഷിച്ചിരുന്നതായി പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ആദ്യകാലാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കവിതയായിരുന്നു In Search of God എന്ന കവിത. തുടക്കക്കാലത്തു ദൈവത്തെ കണ്ടിട്ടുണ്ടോ എന്നദ്ദേഹം പലരോടും അന്വേഷിച്ചു നടന്നിരുന്നതായി പറയപ്പെടുന്നുണ്ടല്ലോ. അത്തരം അനുഭവങ്ങൾ ഈ കവിത രചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കാണണം. തന്റെ ഗുരുവായിരുന്ന ശ്രീരാമകൃഷ്ണപരമഹംസരുടെതു പോലെ ലളിതമായ ഭാഷയോടായിരുന്നു വിവേകാനന്ദന്റെയും ആഭിമുഖ്യം.താൻ സംസാരിക്കുന്നതും,എഴുതുന്നതും, കേൾക്കുന്നവരുടെയും, വായിക്കുന്നവരുടെയും മനസ്സിലെത്തണം എന്ന കാര്യത്തിൽ അദ്ദേഹം ഒരു വിട്ടു വീഴചയും ചെയ്തില്ല. അദ്ദേഹത്തിന്റെ പല കവിതകളും ഉദാത്തഭാവനകളും,ബിംബങ്ങളുമൊക്കെകൊണ്ട് സമ്പന്നമാണ്,അവയെല്ലാം പഠനാർഹവുമാണ്. മലയാളത്തിൽ നിരവധി കവിതകൾ വിവേകാനന്ദനെ കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ ‘നരേന്ദ്രന്റെ പ്രാർത്ഥന’,പി കുഞ്ഞിരാമൻ നായരുടെ ‘വിവേകാനന്ദപാറയിൽ’,ഒ .എൻ .വി യുടെ മാതൃദർശനം,വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വിവേകാനന്ദൻ,സുഗതകുമാരിയുടെ എനിക്കു രണ്ടാളെ ഗുരുക്കന്മാർ എന്ന കവിതകൾ സ്വാമിജിയെ കുറിച്ചുള്ളതാണ്. നിരന്തരമായ ,വിശ്രമമില്ലാത്ത യാത്രകളും ,പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യം താറുമാറാക്കി. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുവാനുള്ള ഒരു കാരണം അദ്ദേഹമകപ്പെട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1902 മാർച്ച് 4 ന് സിസ്റ്റർ നിവേദിതക്കു ബനാറസ്സിൽ നിന്നുമയച്ച കത്തിനെ അധികരിച്ചാണ് ഇത്തരമൊരു നിരീക്ഷണം. തന്റെ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനായി പണം കണ്ടെത്തുന്നതിന് അദ്ദേഹം അക്ഷീണപ്രയത്‌നത്തിലായിരുന്നുവല്ലോ. 1902 ലൈ 4 ന് വിവേകാനന്ദൻ സമാധിയായി.ശ്രീരമകൃഷ്ണറെ മരണ സർട്ടിഫിക്കറ്റ് പല ഗവേഷകരും കണ്ടിട്ടുണ്ട്.എന്നാൽ വിവേകാനന്ദന്റെ മരണ സർട്ടിഫിക്കറ്റ് ആരെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ മരണാനന്തരം സംഭവിച്ച കാര്യങ്ങളെകുറിച്ചും മേൽസൂചിപ്പിച്ച സംശയങ്ങളെല്ലാം ശങ്കർ തന്റെ പുസ്തകമായ The monk as man the unknown life of swami vivekananda എന്ന പുസ്തകത്തിലാണ് ഉന്നയിച്ചിരിക്കുന്നത്. എന്താണ് സത്യം സ്വാമി വിവേകാനന്ദന്റെ മരണം സ്വാഭാവിക മരണമായിരുന്നുവോ അതോ എന്തെങ്കിലും ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ? മരണാന്തരം നടന്ന അത്തരം സംഭവങ്ങൾ സംശയമുണർത്തുന്നതാണ്. വെറും 39 വർഷവും ,5 മാസവും ,24 ദിവസവും മാത്രം ജീവിച്ചിരുന്ന വിവേകാനന്ദൻ ഏറെ യാതനകൾ അനുഭവിച്ച തനറെ ‘അമ്മ ഭുവനേശ്വരിദേവിയോടുള്ള ഊഷ്മള ബന്ധത്തെകുറിച്ചു പുസ്തകത്തിൽ വിവരണമുണ്ട്. അമ്മയുടെ പ്രിയപുത്രൻ ബിലു മരിക്കുമ്പോൾ ആ അമ്മയ്ക്ക് പ്രായം അറുപത്തിയൊന്ന്.മരിക്കുന്നതിന് മൂന്നു വർഷം മുൻപ് ഖേത്രി മഹാരാജാവ് അജിത് സിംഗിന്‌ അമ്മയെക്കുറിച്ചുള്ള ആവലാതികൾ നിറഞ്ഞതും, അമ്മയെ സഹായിക്കാൻ അപേക്ഷിച്ചുകൊണ്ടുള്ളതുമായ ഒരു കത്തിലെ വരികളോടെയാണ് വിവേകാന്ദനെ കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ജനനവർഷം 1896 എന്ന് തെറ്റായാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ജനനം 1836 ലായിരുന്നു. അതുപോലെ ‘നരേന്ദ്രന്റെ പൗരുഷവും ഉത്സാഹവും തടയുന്നതിന്‌ എന്ന് തുടങ്ങുന്ന അഞ്ചു വരി നീളമുള്ള വാചകങ്ങൾ തൊട്ടടുത്ത പാരഗ്രാഫിൽ അതെ പോലെ ആവർത്തിക്കുന്നുണ്ട് (പുറം 110,111 ’പത്മാസനസ്ഥിതനായി നിൽക്കുമ്പോൾ എന്ന 759 ആമത്തെ പേജിലെ വാചകവും അല്പം ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്. വിവേകാനന്ദന്റെ ജീവിച്ചിരുന്ന അക്കാലത്തെ സാമൂഹ്യ അവസ്ഥകളെയും വ്യവസ്ഥകളെയും കുറിച്ചുമൊക്കെ ചിലതെങ്കിലും മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കുന്നുണ്ട്.ഈശ്വരഭക്തിയുടെ പേരിൽ മതഭ്രാന്തിന്റെയും ,മത തീവവ്രവാദത്തിന്റെയും പിടിയലകപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ വിവേകാനന്ദ ദർശനങ്ങൾക്ക് പ്രസക്തിയുണ്ട്.അതുകൊണ്ടു തന്നെ വീണ്ടും വായിക്കപ്പെടുകയും, ചർച്ചചെയ്യപ്പെടണ്ടതും കൂടിയാണ് വിവേകാനന്ദൻ ഉണർത്തി വിട്ട ആശയധാരകൾ. വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത എന്തിനാണ് ദുർബലമായ സ്ത്രീയെ കരുത്തുള്ള സ്ത്രീയായി തെറ്റിദ്ധരിച്ച് കരുത്തുണ്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് ? ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! എന്തിനാണ് ദുർബലമായ സ്ത്രീയെ കരുത്തുള്ള സ്ത്രീയായി തെറ്റിദ്ധരിച്ച് കരുത്തുണ്ടെന്ന് അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് ? പദവി ശരിയാക്കല്‍: ഹജ്ജ്‌ അവധിക്കും ലേബര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും, നവംബര്‍ മൂന്നിനു ശേഷം കര്‍ശന നടപടി – Pravasi Corner പദവി ശരിയാക്കല്‍: ഹജ്ജ്‌ അവധിക്കും ലേബര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും, നവംബര്‍ മൂന്നിനു ശേഷം കര്‍ശന നടപടി പദവി ശരിയാക്കല്‍: ഹജ്ജ്‌ അവധിക്കും ലേബര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും, നവംബര്‍ മൂന്നിനു ശേഷം കര്‍ശന നടപടി സൗദി അറേബ്യ/റിയാദ്:അനധികൃത വിദേശ തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനു വേണ്ടി ലേബര്‍ ഓഫീസുകള്‍ ഹജ്ജ്‌ അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം 11 ദിവസമാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും ഹജ്ജ്‌ അവധി അനുവദിച്ചിട്ടുള്ളത്.വിദേശികളായ തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനു സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് അനുവദിച്ച ഇളവ്‌ സമയ പരിധി അവസാനിക്കാന്‍ വെറും 53 ദിവസം മാത്രം ബാക്കി നില്‍ക്കെ ഹജ്ജ്‌ അവധി ദിനങ്ങള്‍ മൂലം പ്രവൃത്തി ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് പദവി ശരിയാക്കല്‍ നടപടി ക്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. അതേ സമയം ജൂലൈ മൂന്നു മുതല്‍ അബ്ദുള്ള രാജാവ് നീട്ടി കൊടുത്ത രണ്ടാം ഇളവ്‌ സമയ പരിധിക്കാലത്ത് പദവി ശരിയാക്കാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നു തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പദവി ശരിയാക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് ഈ ഇളവ്‌ സമയ പരിധി ഉപയോഗിക്കണമെന്നും ഇളവ്‌ സമയ പരിധി അവസാനിക്കുന്ന നവംബര്‍ മൂന്നിനു ശേഷം നിയമ ലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധനകള്‍ ഉണ്ടാകുമെന്നും പിടിക്കപ്പെടുന്നവര്‍ക്കും അവര്‍ക്ക് ആവശ്യമായ താമസ സൌകര്യവും വാഹന സൗകര്യവും നല്‍കുന്നവര്‍ക്ക് എതിരെയും കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സൗദി മന്ത്രി സഭ തൊഴില്‍ നിയമത്തിലെ വകുപ്പ് 39 ല്‍ വരുത്തിയ ഭേദഗതി പ്രകാരം നിയമ ലംഘകരെ പിടികൂടുന്നതിനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വകുപ്പിന്റെ ശിക്ഷയെപ്പറ്റി പരാമര്‍ശിക്കുന്ന പഴയ വകുപ്പ് എടുത്തു കളഞ്ഞു കര്‍ശനമായ ശിക്ഷ നിഷ്കര്‍ഷിച്ചിട്ടുമുണ്ട്.നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി 14 വകുപ്പുകളുള്ള പുതിയ നടപടി ക്രമങ്ങളും കൊണ്ട് വന്നിട്ടുണ്ട്. സൗദിയിലെത്തുന്ന തീര്‍ത്ഥാടകര്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക ദുബൈയില്‍ ഇന്ന് മുതല്‍ ഡീസല്‍ വില വര്‍ദ്ധിക്കും യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്. ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്. യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി. ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി. ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം. താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല. മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്. നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്. പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക. നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ. അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം. പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു. സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്? അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി. സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക? പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക. ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും. നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം – Pravasi Corner സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം ന്യൂഡല്‍ഹി: സൗദിയിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സൗദിയില്‍ ജോലി ചെയ്യുന്ന ആറു ലക്ഷത്തോളം പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കരാര്‍ നിലവില്‍ വരുന്നതോടെ ഗാര്‍ഹിക തൊഴിലാളികള്‍ കൂടുതല്‍ സുരക്ഷിതരായി മാറും. തൊഴില്‍ കരാറില്‍ സ്പോണ്‍സര്‍ ഒപ്പ് വെക്കണം. ഗാര്‍ഹിക വിസയില്‍ ജോലിക്ക് പോകുന്ന തൊഴിലാളിക്ക് സര്‍ക്കാരിന്റെ അംഗീകാരം വേണ്ടി വരും. തൊഴില്‍ കരാര്‍ എംബസ്സി അംഗീകരിക്കുകയും വേണം. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി വഴി മാത്രമേ തൊഴിലാളിക്ക് പോകാന്‍ സാധിക്കൂ. ശമ്പളവും തൊഴിലാളിക്ക് ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങളും തൊഴില്‍ കരാറില്‍ കാണിച്ചിരിക്കണം.തൊഴിലാളിക്ക് മിനിമം വേതനം ഉറപ്പു വരുത്തും. ശമ്പളം പ്രതിമാസം ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണം. പ്രതിവാര അവധി ആനുകൂല്യവും ഉണ്ടാവും. ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടാല്‍ സ്പോണ്‍സര്‍ക്ക് എതിരെ നടപടികള്‍ക്കായി അധികൃതരെ സമീപിക്കാന്‍ സാധിക്കും. തൊഴില്‍ കരാര്‍ എംബസ്സി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധന ഈ മേഖലയിലെ വിസ കച്ചവടത്തിന് അറുതി വരുത്തും. തൊഴില്‍ കരാര്‍ ഉള്ളതിനാല്‍ അവയുടെ ലംഘനമുണ്ടായാല്‍ അത് എളുപ്പത്തില്‍ തെളിയിക്കാനും നടപടികള്‍ എടുക്കാനും സാധിക്കും. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ മുന്നില്‍ കൊണ്ട് വന്നത്. കഴിഞ്ഞ മെയ്‌ 31 ന് ഡല്‍ഹിയില്‍ വെച്ചുണ്ടായ ഉഭയ കക്ഷി ചര്‍ച്ചയില്‍ ആണ് ഈ തൊഴില്‍ കരാറിനു അന്തിമ രൂപം നല്‍കിയത്. കരാര്‍ ഒപ്പ് വെക്കുന്നതിനു സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദീല്‍ ഫഖീഹ് ഇന്ത്യയിലെത്തും. സൗദിയില്‍ ഉള്ള വിദേശികള്‍ക്ക് സൗദി പോലീസ്‌ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യാമ്പുവില്‍ പ്രവാസി സംഘടനകളുടെ പൊതുവേദി യാഥാര്‍ത്ഥ്യമായി, ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്. ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്. യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി. ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി. ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം. താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല. മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്. നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്. പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക. നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ. അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം. പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു. സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്? അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി. സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക? പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക. ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും. നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ ഗൺഡാം, ജപ്പാനിലെ ഐതിഹാസിക പേര്. ഗൺഡാം ടെലിവിഷൻ സീരിസിലെ ഒരു റോബോട്ടിക് കഥാപാത്രം മാത്രം. 1979ലാണ് ഗൺഡാം ആദ്യമായി റിലീസ് ആയത്. അന്നു മുതൽ ഇന്നുവരെയായി ഗൺഡാമിനെ നെഞ്ചോടു ചേർത്തവർ ജപ്പാന് അകത്തും പുറത്തും അനവധി. ഗൺഡാമിനെ വെറുമൊരു പ്രതിമയായി തെറ്റിദ്ധരിക്കരുത്. രണ്ട് വ്യത്യസ്ത ഭാവങ്ങളാണിവനുള്ളത്, യൂണികോൺ മോഡും ഡിസ്ട്രോയ് മോഡും. യൂണികോൺ മോഡിൽ ശാന്തമാണ്, ഡിസ്ട്രോയ് മോഡിൽ കട്ടക്കലിപ്പും. ഈ രണ്ട് ഭാവങ്ങളിലേക്കുള്ള മാറ്റമാണ് ഗൺഡാം പ്രതിമയുടെ ഹൈലൈറ്റ്. ടോക്കിയോ ഒളിന്പിക്സിന്‍റെ ചൂടിൽനിന്നു പുറത്തുകടക്കുന്പോൾ ഏവരെയും അദ്ഭുതപ്പെടുത്താൻ കാത്തുനിന്ന ഗൺഡാം ഇപ്പോൾ ആളുകളെ കാത്തിരിക്കുകയാണ്. കാരണം, കോവിഡിന്‍റെ നാലാം തരംഗം തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാൻ സർക്കാർ. ജൂലൈ 12 മുതലാണ് നാലാം തരംഗത്തിനെതിരായ അടിയന്തരാവസ്ഥ. 3177 കോവിഡ് കേസ് ആണ് ഇന്നലെ ടോക്കിയോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒളിന്പിക്സ് ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഉല്ലാസങ്ങളിൽ അഭിരമിക്കാറുള്ള ജാപ്പനീസ് ജനതയെ സംബന്ധിച്ച് അടിയന്തരാവസ്ഥ ചങ്ങലയ്ക്കിടുന്നതിനു തുല്യം. വേനൽക്കാലമായാൽ ജപ്പാനിൽ സാധാരണയായി ആളുകൾ ബിയറും വൈനും ബാർബിക്യുവുമെല്ലാമായി ആഘോഷിക്കുക പതിവാണ്. അതിനെല്ലാം വിലക്ക് തുടരുന്നു. ഒളിന്പിക്സ് തീരുന്ന ഓഗസ്റ്റ് എട്ട് വരെയാണ് നിയന്ത്രണങ്ങൾ. അമ്യൂസ്മെന്‍റ് പാർക്കുകളിൽ പോകാൻ വിലക്കില്ല. എന്നാൽ, റൈഡ് ചെയ്യുന്പോൾ അത്യുച്ചത്തിൽ ശബ്ദമുണ്ടാക്കാനും മറ്റും പാടില്ല. കോവിഡ് പടരാൻ സാധ്യതയുള്ളതിനാലാണത്. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്സ് സ്വ 2018 മാർച്ച് ആറ്. സ്ഥലം പഞ്ചാബിലെ പട്യാല. സമയം അതിരാവിലെ ആറു മണി. ഫെഡറേഷൻ കപ്പ ട്രാക്ക് ആൻഡ് ഫീൽഡിൽ വരാനിരിക്കുന്ന ഇന്ത്യൻ നേട്ടങ്ങളുടെ ഉജ്വല ടോക്കിയോ ഒളിന്പിക്സിന് ഇന്ന് കൊടിയിറങ്ങും. അവസാനദിനമായ ഇന്ന് ഇന്ത്യക്ക് മത്സര രജപുത്താന റൈഫിൾസിലെ സുബേദാർ നീരജ് ചോപ്രയ്ക്ക് 136 കോടി ഇന്ത്യക്ക ഏറെ അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ടോക്കിയോ ഒളിന്പിക്സ് 2020 ഗോൾഡൻ ചോപ്ര! ഒളിന്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണം ഓർമകൾ സുന്ദരവും മനോഹരവും ചിലപ്പോൾ വേദനാജനകവും കോവി സ്വർണ ദാഹം! രവി കുമാർ ദാഹിയ ഗുസ്തി ഫൈനലിൽ ഉസൈൻ ബോൾട്ടിനുശേഷം വേഗരാജപ്പട്ടം ആർക്കെന്ന ചോദ്യത്തിന് ടോക്കിയോയിലെ ഒളിന ഒളിന്പിക് വേദികളിലെ ജമൈക്കൻ കൊടുങ്കാറ്റ് ടോക്കിയോയിലും തുടർന്നു. ഭൂഗോളത്ത പി.വി. സിന്ധു ഒരിക്കൽക്കൂടി ഒളിന്പിക്സ് ഫൈനലിൽ പ്രവേശിക്കുന്നതിനായി കാത്തിരുന ഗോൾഡൻസ്‌ലാം പ്രതീക്ഷിച്ച് ടോക്കിയോ ഒളിന്പിക്സിനെത്തിയ ലോക ഒന്ന ഇന്ത്യയുടെ ഹോക്കി ടീം ടോക്കിയോ ഒളിന്പിക്സ് ക്വാർട്ടർ ഫൈനലിൽ പ്ര ഉസൈൻ ബോൾട്ട് എന്ന ഇതിഹാസം ഒഴിച്ചിട്ട, ഭൂഗോളത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന പുരുഷന്മാരുടെ ലോംഗ്ജംപിൽ മലയാളിതാരം എം. ശ്രീശങ്കർ നിരാശപ്പെ സുഷി, കേൾക്കുന്പോൾതന്നെ വായിൽ വെള്ളമൂറുന്നവർ ഏറെ. രുചികരമായ വിഭവങ്ങൾ തേടി ചരിത്രത്തിന്‍റെ വക്കിലാണ് കമൽപ്രീത് കൗർ. നാളെ നടക്കുന്ന വനിതക പുരുഷ ലോക ഒന്നാം നന്പർ ടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഒളിന്പി ഒളിന്പിക്സ് നീന്തൽകുളത്തിൽ ബ്രിട്ടൻ ചരിത്രം കുറിച്ചു. പുരുഷന്മാര ടോക്കിയോയിൽ ചൂടുകൂടുന്നു. ടെന്നീസ് മത്സരത്തിനിടെ ചൂടു കാരണം ശ്വാ വൻമതിൽ ശ്രീജേഷ്; പുരുഷ ഹോക്കിയിൽ ഇന്ത്യക്കു ജയം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണ അർപ്പി ടോക്കിയോ: ലോകകായിക മാമാങ്കമായ ഒളിന്പിക്സിന് ജപ്പാനിലെ ടോക്കിയോയിൽ നാളെ ഒളിന്പിക് മെഡല്‍ തനിയെ എടുത്ത് അണിയണം മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം; ചീഫ് സെക്രട്ടറി മേൽനോട്ട സമിതിക്ക് കത്തയച്ചു നാം ഒരിക്കലും ഒറ്റയ്ക്കല്ല പ്രാർത്ഥിക്കുന്നതെന്ന് മാർപ്പാപ്പാ. പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്: വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. സംഗീത സംവിധായകൻ വൻരാജ് ഭാട്ടിയ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഗോവിന്ദ് നിഹലാനിയുടെ തമസിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ സംഗീത സംഗീത അക്കാദമി പുരസ്കാരം പദ്മശ്രീ തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.1927 മെയ് 31 ന് ബോംബെയിലാണ് (മുംബൈ) ജനനം. ബാല്യകാലം മുതൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. കൊറോണ രോഗബാധ; പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ പ്രത്യേകം സൂക്ഷിക്കണം. നിലവിൽ 149ഓളം രാജ്യങ്ങളിലാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അവസാനം ലഭിച്ച കണക്കനുസരിച്ച് 5,602ആളുകളാണ് രോഗത്തിന്റെ സാഹചര്യത്തിൽ മരണമടഞ്ഞത്. ഇന്ത്യയിലാകട്ടെ രോഗം മൂലം ഇതിനോടകം മരണമടഞ്ഞത് രണ്ടു പേരാണ്. കർണാടകയിലെ കാലാബുർഗിയിൽ നിന്നുമുള്ള 76 വയസുകാരനും ഡൽഹിയിലെ ജനക്പുരിയിൽ നിന്നും വരുന്ന 68 വയസുകാരിയുമാണ് കൊറോണ മൂലം മരണമടഞ്ഞത്. ഇത് താരതമ്യേന ചെറിയ സംഖ്യ ആണെങ്കിലും ഇക്കാര്യത്തിൽ ശ്രദ്ധ നൽകേണ്ട ചില വസ്തുതകളുണ്ട്. ഇവർക്ക് കൊറോണ രോഗബാധ കൂടാതെ രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു എന്നതും ഇവർക്ക് ഇരുവർക്കും പ്രായക്കൂടുതൽ ഉണ്ടായിരുന്നു എന്നതുമാണ് അവ. ലോകത്തിൽ ഏറ്റവുമധികം രോഗബാധ കണ്ടെത്തിയതും അതുമൂലം മരണമടഞ്ഞതും പ്രായമായവരാണെന്നും ലോകമാകമാനമുള്ള ഗവേഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടൊപ്പം തന്നെ രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവർ പ്രത്യേകം, ആരോഗ്യ കാര്യത്തിലും രോഗ പ്രതിരോധത്തിലും ശ്രദ്ധ നൽകേണ്ടതാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.കൊറോണ രോഗത്തിന്റെ ഉറവിടമായ ചൈനയിൽ രോഗം മൂലം മരണപ്പെട്ടവരിൽ 19 ശതമാനവും പ്രായമേറിയവരാണെന്ന വസ്തുത നിലനിൽക്കെയാണ് ഗവേഷകർ ഇക്കാര്യം ഓർമപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാർഗങ്ങൾ പിന്തുടരുമ്പോൾ ഈ ജീവിശൈലീ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ ഉപദേശിക്കുന്നു. അമേരിക്കയാണ് കോവിഡ് 19 രോഗബാധിതരിലും രോഗത്തെ പറ്റിയും ഏറ്റവും കൂടുതൽ പഠനങ്ങൾ നടത്തിയത്. കൊറോണ ഭീതിയിൽ യൂറോപ്പിൽ നിന്നുള്ള എല്ലാ യാത്രകളും വിലക്കി യു.എസ്.ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യയും മാർച്ച് 22 ന് ‘ജനത കർഫ്യു’ ആചരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനം.രാവിലെ 7 മുതൽ രാത്രി 9 വരെ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്.രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മാതാ അമൃതാനന്ദമയി മുൻപേ പറഞ്ഞിരുന്നു മഹാമാരിയും പ്രക്യതി ദുരന്തവും ഉണ്ടാകുമെന്ന് എല്ലുകള്‍ ഞെരിഞ്ഞ് പൊടിയും,തല വിറക്കും,കണ്ണുകള്‍ കത്തും!തൊണ്ട തടസടത്തി ശ്വാസം മുട്ടുകയും ചെയ്യും കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍. കൊറോണ സ്ഥിതി യുദ്ധസമാനം; പ്രായമായവരെ തഴഞ്ഞ് ചെറുപ്പക്കാര്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട അവസ്ഥയിലേയ്ക്ക് ഇറ്റലി കൊറോണ ഭീതി: കോഴിക്കോട് നിന്ന് സൗദിയിലേക്കുള്ള എല്ലാ കണക്ടിംഗ് സർവീസുകളും റദ്ദാക്കി,ഖത്തർ 14 രാജ്യങ്ങളിലെ എൻട്രി വിലക്ക് ഏർപ്പെടുത്തി രോഗമുക്തർ വർധിച്ച് സംസ്ഥാനത്ത് കോവിഡ് രോഗികൾ കുറയുന്നു: ഇന്ന് 3382 പേർക്ക് കോവിഡ് 5779 രോഗമുക്തർ ‘ഹൈ റിസ്ക് രാജ്യത്തു നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ; സംസ്ഥാനത്ത് ഒമിക്രോൺ ഇല്ല’ – ആരോഗ്യമന്ത്രി വീണാ ജോർജ് പിങ്ക് പൊലീസിന്റെ നടപടി ‘കാക്കിയുടെ അഹങ്കാരം’; ‘പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ’? ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി ബിനോയ് വിശ്വം, എളമരം കരിം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. ഒമിക്രോണ്‍: ജാഗ്രത ശക്തമാക്കി കേരള സര്‍ക്കാര്‍; കര്‍ശന പ്രോട്ടോക്കോള്‍ തുടരാസംസ്ഥാനന്‍ തീരുമാനം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.കോൺഗ്രസ് അടുത്ത പൊട്ടിത്തെറിയിലേക്ക്!! ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. തിരുവനന്തപുരത്ത് കനത്ത മഴ! കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും. മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങും- മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാർ ആക്രമണം ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബാന ഒഴിവാക്കണം.ബി ജെ പി ഭരിക്കുന്ന കർണാടകയിൽ വിചിത്ര നിർദേശവുമായി പോലീസ് ! സകല മനുഷ്യര്‍ക്കും സമീപസ്ഥനായ കര്‍ത്താവിന്റെ കരുണാര്‍ദ്ര സ്‌നേഹത്തെയും രക്ഷാകരശക്തിയെയും അനുഭവിച്ചറിയുവാന്‍ വായനക്കാരനെ സഹായിക്കുന്ന ജീവിതഗന്ധിയായ മൂന്ന് നോവെല്ലകളാണ് ഈ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്. ക്രിസ്തുവിനെ നോക്കിയവര്‍ പ്രകാശിതരാകുകയും സുവിശേഷത്തിന്റെ ആനന്ദത്തിലേയ്ക്കും നവീന പ്രേഷിത ചൈതന്യത്തിലേയ്ക്കും വചനാധിഷ്ഠിത ആത്മീയചര്യയിലേയ്ക്കും ക്രമാനുക്രമം ഉത്ഥിതരാകുകയും ചെയ്യുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇതിലെ ഒരോ കഥാപാത്രങ്ങളുടെയും ‘വിശുദ്ധ ഇടങ്ങളെ'(sacred spaces)ക്കുറിച്ചുളള അക്കാദമിക വ്യവഹാരങ്ങളധികവും ചര്‍ച്ച ചെയ്യുന്നത് ദൃശ്യ(visible) ഇടങ്ങളെ സംബന്ധിച്ചാണ്. ഇൗ ചര്‍ച്ചകളില്‍ അദൃശ്യ ഇടങ്ങള്‍ കൂടുതലായി പഠനവിധേയമായിട്ടില്ല. കാലങ്ങളായി മനുഷ്യര്‍ ആദരിച്ചുപോരുന്ന അദൃശ്യജീവികളുമായി ബന്ധപ്പെട്ട പവിത്രത കല്‍പ്പിക്കപ്പെടുന്ന സ്ഥലങ്ങളെയാണ് ‘അദൃശ്യമായ വിശുദ്ധ ഇടങ്ങള്‍'(invisible sacred space) എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ജിന്ന് പളളികളെ പോലെയുളള ഇത്തരം ഇടങ്ങള്‍, വ്യത്യസ്ത ആചാരങ്ങള്‍ ഉയര്‍ന്നുവരാന്‍ നിമിത്തമായ ഒരുതരം ‘സങ്കല്‍പ്പിത പവിത്രത'(imagined sacredness)യെ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത സൂഫിയും ദൈവശാസ്ത്ര പണ്ഡിതനുമായിരുന്ന ശാഹ് വലിയുല്ലാഹി ദഹ്‌ലവി അധ്യാത്മിക ഔന്നത്യങ്ങളിലെത്തിയതിനെക്കുറിച്ച് പ്രചാരത്തിലുളള ഒരു ജിന്ന് കഥയുണ്ട്. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല പള്ളിയില്‍ നിസ്‌കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ അപ്രതീക്ഷിതമായി പാമ്പിന്റെ രൂപം പ്രാപിച്ച ഒരു ജിന്ന് പ്രത്യക്ഷപ്പെട്ടു. എന്നാല്‍, തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത് ജിന്നാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ തല്‍ക്ഷണം തന്നെ അദ്ദേഹം ആ ജീവിയെ തല്ലിക്കൊന്നു. ഈ സംഭവത്തിന് ശേഷം ജിന്ന് സന്തതികളിലൊരാളെ കൊന്നതിന്റെ പേരില്‍ ജിന്നുകളുടെ സദസ്സില്‍ ഹാജരാക്കപ്പെട്ട അദ്ദേഹം, അവിടെ തടിച്ച്കൂടിയ ജിന്നുകള്‍ക്ക് സമക്ഷം തന്റെ നിരപരാധിത്വം ബോധിപ്പിച്ചപ്പോള്‍ അവരദ്ദേഹത്തെ കുറ്റവിമുക്തനാക്കി വിട്ടയച്ചു. ഇതിന് ശേഷമാണ് അദ്ദേഹം കൂടുതല്‍ വിഖ്യാതനായതും ജനപ്രസിദ്ധിയാര്‍ജ്ജിച്ചതുമെന്നാണ് കഥാസാരം. വാമൊഴികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സമാനമായ ജിന്ന് സംബന്ധിയായ മറ്റ് കഥകളെല്ലാം വിരല്‍ചൂണ്ടുന്നത് ജിന്നുകളെ പോലെയുളള അദൃശ്യ ജീവികള്‍ക്ക് മാനുഷിക കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുമെന്ന സാമാന്യ ധാരണയിലേക്ക് തന്നെയാണ്. ജിന്നുകളുടെ നഗരമെന്ന വിളിപ്പേരുളള ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലെത്തുന്ന തീര്‍ത്ഥാടകര്‍ തങ്ങളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി നിര്‍വഹിച്ചുവരുന്ന കത്തെഴുത്തടക്കമുളള വിവിധ ആചാര രീതികള്‍ ഏറെ ശ്രദ്ധേയമാണ്. പതിനാലാം നൂറ്റാണ്ടിലെ തുഗ്ലക്ക് രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ഫിറോസ് ഷാ കോട്‌ല നിലവില്‍ ജിന്നുകളാല്‍ ഭരിക്കപ്പെടുന്നുവെന്നാണ് പൊതുജന ഭാഷ്യം. പണ്ട് കാലം മുതല്‍ക്കേ അദൃശ്യ/ അജ്ഞാത ജീവികളോട് മനുഷ്യര്‍ക്ക് മതിപ്പും കൗതുകവുമുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. ഈ കൗതുകം തന്നെയായിരിക്കണം ഇത്തരം ജീവികള്‍ക്ക് പവിത്രത കല്‍പ്പിക്കുന്നതിലേക്ക് മനുഷ്യരെ നയിച്ചതും. മനുഷ്യരുടേയും മനുഷ്യേതര മൃഗങ്ങളുടേയും രൂപം പ്രാപിക്കാന്‍ കഴിവുളള കല്ലുകളിലും മരങ്ങളിലും കെട്ടിടാവിശിഷ്ടങ്ങളിലും തങ്ങുന്ന തീയിനാല്‍ സൃഷ്ടിക്കപ്പെട്ട ജീവികളാണ് ജിന്നുകള്‍. ഭൂമിയില്‍ മനുഷ്യ-മനുഷ്യേതര ജീവികളുണ്ടെന്ന പോലെ ആലമുല്‍ മലകൂത്ത് എന്നറിയപ്പെടുന്ന അഭൗതിക ലോകത്ത് ജീവിക്കുന്ന ജിന്നുകള്‍ക്കിടയിലുമുണ്ട് മനുഷ്യരെ പോലുളളവരും അല്ലാത്തവരും. മനുഷ്യരുടേത് പോലെ ശാരീരികാവശ്യങ്ങളുളള ജിന്നുകള്‍ക്ക് സൂക്ഷ്മമായ ശരീര പ്രകൃതിയുളളതിനാല്‍ മനുഷ്യപ്രാപ്തിക്കപ്പുറത്തുളള പല കാര്യങ്ങളും സാധ്യമാണ്. ജിന്നുകളുടെ നിലനില്‍പ്പിനെ സംബന്ധിച്ച സംവാദങ്ങളുടെ മൂല കാരണമായി ഗണിക്കപ്പെടുന്നത് അവയുടെ പ്രധാന വിശേഷഗുണമായ അദൃശ്യത തന്നെയാണ്. ജിന്നുകള്‍ക്ക് മനുഷ്യരെ പ്രാപിച്ചു വശമാക്കാനുള്ള ശേഷിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ബുദ്ധിഭ്രമം സംഭവിച്ചവനെ വിശേഷിപ്പിക്കുന്ന ‘മജ്‌നൂന്‍’ എന്ന പദത്തിന്റെ മറ്റൊരര്‍ത്ഥം ജിന്ന് ബാധയേറ്റവനാണെന്നത് ഈ വിശ്വാസത്തിന് ബലമേകുന്നു. ജിന്നുകളുടെയും മനുഷ്യരുടെയുമിടയില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്ന സൂഫികള്‍ ജിന്നുകളുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാണ് അത്യുന്നത ആത്മീയ തലങ്ങളില്‍ എത്തിച്ചേര്‍ന്നത്. ജിന്ന് ബാധയേറ്റവരില്‍ നിന്ന് ബാധ കുടിയൊഴിപ്പിക്കുന്ന സമയത്ത് സൂഫികള്‍ ജിന്നുകളുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അദൃശ്യ മണ്ഡലങ്ങളില്‍ വസിക്കുന്ന ജിന്നിനെ ദൃശ്യ മണ്ഡലങ്ങളിലേക്ക് പകര്‍ത്തിയെടുക്കുന്നതില്‍ ഭൗതിക മത (material religion) ചിഹ്നങ്ങളുടെയും വിശിഷ്ടയിടങ്ങളുടെയും പങ്ക് വിശദമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ദക്ഷിണേഷ്യയിലെ മിക്ക മത പാരമ്പര്യങ്ങളിലും ആരാധനാ-ഭക്തിയിടങ്ങള്‍ പവിത്രവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. പള്ളികള്‍, ചര്‍ച്ചുകള്‍, അമ്പലങ്ങള്‍, ഇതര ആരാധനാലയങ്ങള്‍, മഖ്ബറകള്‍ തുടങ്ങിയവയെല്ലാം ഈ രീതിയില്‍ വിശുദ്ധവത്ക്കരിക്കപ്പെട്ട ഭക്തിയിടങ്ങളാണ്. വ്യത്യസ്ത മതങ്ങളനുഷ്ടിക്കുന്ന മനുഷ്യന്‍ നിര്‍മിച്ചെടുക്കുന്ന ഇത്തരം ഭക്തിയിടങ്ങളിലെ ഏറ്റവും പവിത്രമായവയെ തങ്ങളുടെ വിശ്വാസപ്രകാരം പ്രപഞ്ചത്തിന്റെ കേന്ദ്രമായി അവര്‍ ഗണിക്കുന്നു. ദൃശ്യയിടങ്ങളിലൂടെ മതത്തെ വസ്തുവത്ക്കരിക്കുക (materialize) മുഖേന വിശ്വാസികള്‍ക്ക് നിഷ്പ്രയാസം മതത്തെ സമീപിക്കാന്‍ കഴിയുന്നു. ദൈവിക മണ്ഡലത്തോടടുത്ത് നില്‍ക്കുന്ന അദൃശ്യ ആത്മാക്കള്‍ വസിക്കുന്ന വിശുദ്ധ ഇടങ്ങള്‍ സന്ദര്‍ശിക്കുക വഴി മനുഷ്യര്‍ക്ക് അദൃശ്യലോകത്തോട് സംവദിക്കാനും അത് കാരണമായി കൂടുതല്‍ ദൈവ സാമീപ്യമനുഭവിക്കാനും സാധിക്കുന്നു. മനുഷ്യ ശക്തികളെക്കാള്‍ കൂടുതല്‍ അദൃശ്യ ശക്തികള്‍ക്ക് ആധിപത്യമുള്ള ജിന്നിടങ്ങളില്‍ ദൃശ്യം/ അദൃശ്യം എന്നീ ഗുണങ്ങള്‍ക്കിടയിലുള്ള ദ്വന്ദ്വസ്വഭാവം അപ്രത്യക്ഷമാവുന്നതായി കാണാം. ആള്‍ത്താമസമില്ലാത്ത ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള സ്ഥലങ്ങളിലാണ് ജിന്നുകള്‍ വസിക്കാറുള്ളത്. ജിന്നുകളുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ ഇപ്പോഴും ഇന്ത്യയിലുണ്ടെന്ന് പലരും കരുതിപ്പോരുന്നു. വില്യം ഡാല്‍റിമ്പിള്‍ ‘ജിന്നുകളുടെ നഗര’മെന്ന് വിശേഷിപ്പിച്ച ഡല്‍ഹിയെ മുഗള്‍ ഭരണ കാലത്ത് സംരക്ഷിച്ചിരുന്നത് ജിന്നുകളായിരുന്നുമെന്നാണ് പൊതുജന വിശ്വാസം. ജിന്ന് ബാധയേല്‍ക്കുമോയെന്ന ആശങ്കയാലാണ് ഡല്‍ഹിക്ക് സമീപമുള്ള പല വിജനപ്രദേശങ്ങളിലൂടെയും രാത്രികാലങ്ങളില്‍ ഏകരായി യാത്ര ചെയ്യാന്‍ പലരും ഭയപ്പെടുന്നത്. നിലവില്‍ ഉത്തര്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ‘ദയൂബന്ദ്’ നഗരത്തിന് ആ പേര് വന്നതിന് പിന്നിലും ഒരു ജിന്ന് കഥയുണ്ട്. നഗര നിവാസികള്‍ക്ക് തീരാശല്യമായി മാറിയ ജിന്നിനെ സമീപ വാസിയായ ഒരു വൃദ്ധന്‍ കുപ്പിയിലാക്കി കെട്ട് കെട്ടിച്ചതിനാലാണ് ‘ജിന്നിനെ ബന്ധിച്ച’തെന്ന് ഹിന്ദിയിലര്‍ത്ഥമുള്ള ‘ദയൂബന്ദ്’ എന്ന് ആ പട്ടണത്തിന് നാമകരണം ചെയ്യപ്പെട്ടത്. പൈശാചിക സ്വഭാവം പുലര്‍ത്തുന്ന ഏതാനും ചില ജിന്നിടങ്ങളില്‍ നിന്നും വ്യത്യസ്തമായി ജിന്ന് പള്ളികള്‍ക്ക് പവിത്രത കല്‍പ്പിക്കപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒരു സാധാരണയിടത്ത് ജിന്നുകളും സൂഫികളും തമ്മിലുള്ള അസാധാരണ രീതിയിലുള്ള സഹവര്‍ത്തിത്വം അരങ്ങേറുമ്പോള്‍ സ്വഭാവികമായും ആ ഇടത്തിന് പവിത്രത കൈവരുന്നു. ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ജിന്ന് പള്ളികളാണ് കാണപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ജിന്നുകള്‍ ചേര്‍ന്ന് നിര്‍മിച്ച പള്ളികളാണ് ഒന്നാമത്തേത്. തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കംചെന്ന പള്ളിയായ കീളക്കര ജിന്ന് പള്ളി സ്വദഖത്തുല്ലാഹില്‍ ഖാഹിരി എന്ന സൂഫീവര്യന്റെ ആജ്ഞ പ്രകാരം ഒരൊറ്റ രാത്രി കൊണ്ട് ജിന്നുകള്‍ പണിത പള്ളിയാണ്. മുഗള്‍ രാജാവായിരുന്ന ഔറംഗസീബിന്റെ ആത്മീയ ഗുരുവായിരുന്ന സ്വദഖത്തുല്ലാഹില്‍ ഖാഹിരി മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും ദര്‍സ് നടത്തിയിരുന്നു. എല്ലാ ദിവസവും രാത്രി കാലങ്ങളില്‍ നാല്‍പത് ജിന്നുകള്‍ വന്ന് അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാറുണ്ടെന്ന വിശ്വാസം നില നില്‍ക്കുന്നതിനാല്‍ തന്നെ, വിശ്വാസികളും അവിശ്വാസികളുമടങ്ങുന്ന നീണ്ട നിര ഇവിടെ ദിനേനെ സര്‍ശകരായി വരാറുണ്ട്. ജിന്നുകളുടെ വാസസ്ഥലമായി മാറിയ പള്ളികളാണ് രണ്ടാമത്തെ ഇനം. ഫിറോസ് ഷാ തുഗ്ലക്ക് നിര്‍മ്മിച്ച ഫിറോസ് ഷാ കോട്‌ല പള്ളി ഇതിനുദാഹരണമാണ്. ഡല്‍ഹിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും കാണപ്പെടുന്ന മിക്ക ദര്‍ഗകളും മാര്‍ബിള്‍ കല്ലുകളും ചുണ്ണാമ്പു ചായങ്ങളുപയോഗിച്ച് അലങ്കരിച്ചവയാണ്. എന്നാല്‍ ഫിറോസ് ഷാ കോട്‌ല ജീര്‍ണിച്ച, ഇരുട്ട് നിറഞ്ഞ, ഒരു മധ്യകാല സുല്‍ത്താന്റെ കൊട്ടാര ശേഷിപ്പുകളാണ്. ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍, ഒരു പുണ്യ ശ്മശാനമോ മസാറോ ഇല്ലെങ്കിലും മഖ്ബറകളിലുപരി ഇവിടുത്തെ മുഖ്യ ആകര്‍ഷണം ജിന്നുകളുടെ പ്രഭാവവും സ്വാധീനവുമാണെന്ന് നിത്യ സന്ദര്‍ശകര്‍ തീര്‍ത്ത് പറയുന്നത് കേള്‍ക്കാം. മനുഷ്യര്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് ജിന്നുകളേയും ജിന്ന് പള്ളികളേയും സന്ദര്‍ശിക്കുക വഴി പരിഹാരമുണ്ടാവുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ജിന്നിടങ്ങള്‍ക്ക് സാധാരണ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശുദ്ധ ഇടത്തിന്റെ പരിവേഷം ലഭിക്കുന്നത്. അതോടൊപ്പം തന്നെ, ഈ പള്ളികളുടെ പരിസരത്ത് കാലങ്ങളായി നടന്നിരുന്ന സൂഫി അനുഷ്ഠാനങ്ങളും ഈയൊരു നിഗമനത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. മറ്റ് പള്ളികളില്‍ നിന്ന് വ്യത്യസ്തമായി ജിന്ന് പള്ളികള്‍ക്ക് പ്രത്യേക പവിത്രത കല്‍പിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും കാണാന്‍ സാധിക്കില്ലെങ്കിലും, അതിനെല്ലാമപ്പുറം ഈയിടങ്ങളില്‍ ജിവിച്ച മനുഷ്യരുടെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് ജിന്ന് പള്ളികളുടെ പവിത്രതയെ മനസ്സിലാക്കേണ്ടത്. ദര്‍ഗകള്‍ വിശുദ്ധ ഇടങ്ങളായി മാറുന്നത് ദര്‍ഗക്കകത്തുള്ള സൂഫീ മഹത്തുക്കള്‍ കാരണമാണെങ്കില്‍ ജിന്ന് പള്ളികള്‍ വിശുദ്ധയിടങ്ങളാവുന്നത് അദൃശ്യ ആത്മാക്കളുടേയും ജിന്നുകളുടേയും സാന്നിധ്യത്തോട് സൂഫീ സാമീപ്യം കൂടി ഇഴകിച്ചേരുമ്പോഴാണ്. അത് കൊണ്ട് തന്നെയാണ് ദുര്‍ജിന്നുകളുടെ ബാധയേറ്റതായി വിവരിക്കപ്പെട്ട സംഭവസ്ഥലങ്ങളിലെല്ലാം സൂഫികളുടെ അഭാവം കാണപ്പെടുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ജിന്നുകള്‍ പണിത പള്ളി സന്ദര്‍ശിച്ചിരുന്നത് തൃപ്പനച്ചി ഉസ്താദെന്ന പേരില്‍ പ്രശസ്തനായ കിഴിശ്ശേരി മുഹമ്മദ് മുസ്‌ലിയാരെന്ന സൂഫീ വര്യന്‍ മാത്രമായിരുന്നുവെന്നത് സാന്ദര്‍ഭികമായി വായിക്കേണ്ടതാണ്. സൂഫികള്‍ക്കും ജിന്നുകള്‍ക്കുമിടയിലെ സഹവര്‍ത്തിത്വം ആത്മീയ ചികിത്സയായി മാറുന്നതും ഇതിന്റെ ഭാഗമാണ്. സൂഫികള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാവുന്നത് നിശ്ചലത (rootedness) കൊണ്ടാണെങ്കില്‍ അപര സമയക്രമ (other temporality)മെന്ന പ്രത്യേക ഗുണമുള്ള ജിന്നുകള്‍ വിശേഷിക്കപ്പെട്ടവരാവുന്നത് ചലനാത്മക (mobility) കൊണ്ടാണെന്നാണ് തനേജ വാദിക്കുന്നത്. അഥവാ, ജിന്നിടങ്ങള്‍ പവിത്രമാകുന്നത് ജിന്നുകളുടെ അടിസ്ഥാന പ്രകൃതം മൂലമാണെന്നതിലുപരി ഈയിടങ്ങളില്‍ ജിന്നുകളും സൂഫികളും തമ്മിലുള്ള കൃത്യമായ ആശയ സംവേദനങ്ങള്‍ നടക്കുന്നത് കൊണ്ട് കൂടിയാണ്. ജിന്നിടങ്ങള്‍ സന്ദര്‍ശിക്കുന്നവരെല്ലാം ജിന്നിന്റെ സാന്നിധ്യമാഗ്രഹിക്കുന്നതോടൊപ്പം സൂഫീ സാമീപ്യവും പ്രതീക്ഷിച്ച് വരുന്നവരാണ്. ചുരുക്കത്തില്‍ ജിന്നിടങ്ങള്‍ക്ക് ആന്തരിക തലത്തിലുള്ള പവിത്രത (internal sacredness) നല്‍കുന്നത് സൂഫീ-ജിന്ന് സാന്നിധ്യമാണെങ്കില്‍ ഈയിടങ്ങള്‍ക്ക് ബാഹ്യതല പവിത്രത (external sacredness) നല്‍കുന്നത് മറ്റ് ഘടകങ്ങളാണ്. വസ്തുവത്കരണത്തിന് വിധേയമാവുന്നതിലൂടെയും ജിന്നിടങ്ങള്‍ പവിത്രവത്ക്കരിക്കപ്പെടാറുണ്ട്. മെഴുകുതിരികള്‍, പൂക്കള്‍, നാണയങ്ങള്‍, നൂലുകള്‍, ചൂടുകള്‍, കുന്തരിക്കം തുടങ്ങിയവയെല്ലാം ജിന്നിടങ്ങള്‍ക്ക് പവിത്രത പകരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൗതിക വസ്തുക്കളാണ്. ജിന്ന് പള്ളികളുടെ അകത്തളങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ച് വെക്കുന്നതിന്റെ പൊരുള്‍ പുകയില്ലാത്ത തീ കൊണ്ടാണ് ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ്. ഫിറോസ് ഷാ കോട്‌ല സന്ദര്‍ശിക്കാനെത്തുന്ന തീര്‍ത്ഥാടകരില്‍ പലരും പൂക്കളും ചന്ദനത്തിരികളും കൊണ്ട് വരുന്നത് പള്ളിക്കകത്ത് അവയുല്‍പാദിപ്പിക്കുന്ന ഗന്ധം പള്ളിക്ക് പവിത്രത നല്‍കുന്നുവെന്ന തിരിച്ചറിവിനാലാണ്. ചൈനീസ്-അമേരിക്കന്‍ ഭൂമി ശാസ്ത്രജ്ഞനായ യ-ഫൂ ടുവാന്‍ ഇടങ്ങളുടെ അനുഭവാധിഷ്ഠിത വീക്ഷണങ്ങളെക്കുറിച്ച ചര്‍ച്ച ചെയ്യുന്നിടത്ത് ഓരോ സ്ഥലത്തെയും ഗന്ധം അത് നില നില്‍ക്കുന്ന ഇടത്തിന് വിശിഷ്ട പദവി നല്‍കുന്നുവെന്ന് പറയുന്നുണ്ട്. വാസനകളുമായി ബന്ധപ്പെട്ട് ‘സ്‌മെല്‍ സ്‌കേപ്’ എന്ന പുതിയ സംജ്ഞ അവതരിപ്പിച്ച ഡഗ്ലസ് പോര്‍ട്ടിയസ് ഗന്ധങ്ങളുടെ സാഹിത്യ പ്രതിനിധാനങ്ങളെ സംബന്ധിച്ച് വിവരിക്കുന്നതിനിടയില്‍ ഒരു പ്രത്യേക യിടത്തിലെ കാഴ്ചകള്‍ക്ക് മനുഷ്യ മനസ്സുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പോലെ ആ സ്ഥലങ്ങളില്‍ നില കൊള്ളുന്ന ഗന്ധങ്ങള്‍ക്കും മനുഷ്യരില്‍ വ്യത്യസ്ത പ്രതീതി ജനിപ്പിക്കാന്‍ സാധിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ മത പാരമ്പര്യങ്ങളിലെ ഘ്രാണ സമീപനങ്ങളെ അവലോകനം ചെയ്യുന്ന പവിത്ര സുഗന്ധങ്ങള്‍ (sacred scents) എന്ന പുസ്തകത്തില്‍ മേരി തുര്‍ക്കില്‍ ‘പരിശുദ്ധതയുടെ മധുര ഗന്ധം’ (sweet smell of sanctity) എന്ന പദപ്രയോഗം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മനുഷ്യാധീന ഇടങ്ങളെയും മനുഷ്യാതീത മണ്ഡലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക ചിഹ്നമായി ഗന്ധത്തെ മനസ്സിലാക്കാവുന്നതാണ്. ഇസ്‌ലാമിലെ പരമ്പരാഗത നിയമ പ്രമാണങ്ങളില്‍ മഖ്ബറകളുടെ സമീപം സുഗന്ധ ദ്രവ്യങ്ങള്‍ പുകയ്ക്കുന്നതിനെ കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങളില്ലെങ്കിലും ഒട്ടുമിക്ക സൂഫീവര്യരുടെ മഖ്ബറകള്‍ക്കടുത്തും ഈ ആചാരം നില നില്‍ക്കുന്നതായി കാണാം. ജിന്ന് പള്ളികളില്‍ കാണപ്പെടുന്ന സുഗന്ധ ദ്രവ്യങ്ങളും ആത്മീയ ഭാവം കൈവരിച്ച ഗന്ധത്തിന്റെ പ്രതിഫലനങ്ങളാണ്. ജിന്ന് പള്ളികളുടെ ചുമരുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ വിശുദ്ധ ഭാവങ്ങളുണ്ട്. തീര്‍ത്ഥാടകരുടെ നാനാ തരത്തിലുള്ള ആവശ്യങ്ങളെയാണ് ഈ വസ്തുക്കള്‍ സൂചിപ്പിക്കുന്നത്. ജിന്ന് പള്ളികളുടെ ഭിത്തികളില്‍ പതിച്ചിരിക്കുന്ന നാണയങ്ങള്‍ സാമ്പത്തിക അഭിവൃദ്ധിയേയും ദാരിദ്ര നിര്‍മാര്‍ജ്ജനത്തേയും അടയാളപ്പെടുത്തുന്നു. ചുമരുകളില്‍ കെട്ടിയിട്ട നൂലുകള്‍ ഏറെക്കാലം നീണ്ടുനില്‍ക്കേണ്ട ഈടുറ്റ ദാമ്പത്യജീവിത ലബ്ധിക്കായി സ്ഥാപിക്കപ്പെട്ടവയാണ്. മേല്‍ പരാമര്‍ശിക്കപ്പെട്ട ഓരോ വസ്തുക്കളും മനുഷ്യരുടെ വിവിധ ആവശ്യങ്ങളുടെ പ്രതീകങ്ങളാണെന്നതിനാല്‍ തന്നെ ഈ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഇടങ്ങള്‍ മനുഷ്യരില്‍ പ്രതിപത്തി സൃഷ്ടിക്കുന്നു. ഇക്കാരണത്താല്‍ ഈയിടങ്ങള്‍ക്ക് ബാഹ്യ തലത്തിലും പവിത്രത കൈവരുന്നു. വെള്ളിയാഴ്ച രാവുകളില്‍ ജിന്നുകളുടെ സാന്നിധ്യം അനുഭവിച്ചറിയാമെന്നതിനാല്‍ ഫിറോസ് ഷാ കോട്‌ലയിലെത്തുന്ന തീര്‍ത്ഥാടകരെല്ലാം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥനകള്‍ നടത്തി അവിടെ തടിച്ച് കൂടിയവര്‍ക്കിടയില്‍ മധുരവിതരണം നടത്തുന്ന ഒരു പതിവുമുണ്ട്. ദൈവപ്രീതി കാംക്ഷിച്ച് നിര്‍വഹിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ആഗ്രഹ സഫലീകരണത്തിന് ഹേതുവാകുമെന്ന് അവര്‍ കരുതുന്നു. അര്‍ദ്ധ രാത്രികളില്‍ പള്ളി സന്ദര്‍ശിക്കുകയാണെങ്കില്‍ ജിന്നുകളെ നേരിട്ട് കാണാമെന്ന് ഫിറോസ് ഷാ കോട്‌ലയിലെ നിത്യ സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വ്യത്യസ്ത ജീവികളുടെ രൂപം സ്വീകരിക്കാന്‍ ജിന്നുകള്‍ക്ക് സാധിക്കുമെന്നറിയാവുന്ന സന്ദര്‍ശകരെല്ലാം പള്ളിക്ക് സമീപമുള്ള ജീവികളോടെല്ലാം ഏറെ കരുതലോടെയും വാത്സല്ല്യത്തോടെയുമാണ് പെരുമാറുന്നത്. പള്ളിയുടെ പരിസരങ്ങളില്‍ കാണപ്പെടുന്ന ജീവികളെ പവിത്ര ജീവികളായി പരിഗണിച്ച് അവയ്ക്ക് ധാന്യങ്ങളും പലഹാരങ്ങളും നല്‍കുന്ന തീര്‍ത്ഥാടകര്‍ ഫിറോസ് ഷാ കോട്‌ലയിലെ കൗതുക കാഴ്ചകളാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജിന്നുകളിലേക്ക് അയക്കപ്പെടുന്ന സന്ദേശങ്ങള്‍ കത്തെഴുത്തുകളിലൂടെ നിര്‍മിക്കപ്പെടുന്ന വിശുദ്ധ ഇടങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നു. വിശുദ്ധ ഇടങ്ങളെ ഉല്‍പാദിപ്പിക്കുന്ന സാങ്കല്‍പിക ഇടങ്ങളാണ് കത്തുകളെന്നതിനാല്‍ അവയിലൂടെ വിശുദ്ധ ഇടങ്ങള്‍ വാചികമായി നിര്‍മിക്കപ്പെടുന്നു. ഈ ലോകത്തെ നിയമസംവിധാനങ്ങളില്‍ നീതി കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന പലരും മനുഷ്യരുടേതിനു സമാന്തരമായ ഭരണ വ്യവസ്ഥയുണ്ടെന്ന് കരുതപ്പെടുന്ന ജിന്നുകള്‍ക്ക് സമക്ഷം പ്രശ്‌നങ്ങളവതരിപ്പിച്ച് കത്തെഴുതുന്നത് മുഖേനെ തങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇങ്ങനെ ജിന്നുകളിലേക്ക് എഴുതപ്പെട്ട കത്തുകളെല്ലാം ജിന്ന് പള്ളികളുടെ ചുമരുകളില്‍ ഒട്ടിച്ചുവെച്ചതായി കാണാം. കത്തില്‍ മുഖ്യമായും പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളുടെ ഫോട്ടോയും ചില കത്തുകളിലടങ്ങിയിരിക്കുന്നുവെന്നത് ഏറെ രസകരമായ വസ്തുതയാണ്. കത്തെഴുതുന്ന വ്യക്തികള്‍ക്കനുസരിച്ച് കത്തിന്റെ ഭാഷ വ്യത്യാസപ്പെടുമെങ്കിലും മനുഷ്യരുടെ ആശയ വിനമയ രീതിയായ ഭാഷ ഗ്രഹിച്ച് മനസ്സിലാക്കാന്‍ ജിന്നുകള്‍ക്ക് സാധിക്കുമോയെന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. ജിന്നുകള്‍ക്ക് മനുഷ്യരൂപം പ്രാപിക്കാന്‍ കഴിയുമെങ്കിലും ഭാഷാ വ്യവഹാരങ്ങള്‍ പ്രധാനമായും മനസ്സുമായി ബന്ധപ്പെട്ടതിനാല്‍ ജിന്നുകള്‍ക്ക് കത്തിലെ ഉള്ളടക്കം മനസ്സിലാക്കാന്‍ മധ്യവര്‍ത്തികളായ സൂഫികളുടെ സഹായം ആവശ്യമാണ്. ഇതു കൊണ്ടാണ് എല്ലാ കത്തുകളും പീര്‍ ബാബ എന്ന സൂഫീവര്യനെ അഭിസംബോധനം ചെയ്ത് ആരംഭിക്കുന്നത്. ഒരു വിശിഷ്ട സൂഫിയില്‍ നിന്നും തങ്ങളുടെ മനോവിഷമങ്ങള്‍ക്ക് ശമനം തേടി സഹായമഭ്യര്‍ത്ഥിക്കുന്നതിനെയാണ് സൂഫീ ആഖ്യാനങ്ങളില്‍ പൊതുവെ മദദ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ജിന്നുകളിലേക്ക് അയക്കപ്പെടുന്ന കത്തുകളില്‍ നിരവധി തവണ പ്രത്യക്ഷപ്പെടുന്ന പദങ്ങളിലൊന്നാണ് മദദ് എന്ന വാക്ക്. ഈ കത്തുകളെഴുതുന്നവരെല്ലാം ഏതെങ്കിലും ഒരു മതവിശ്വാസമനുഷ്ഠിക്കുന്നവരെല്ലെന്നതും ശ്രദ്ധാര്‍ഹമാണ്. കേവലം ആത്മീയ ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നതിലുപരി കത്തുകളിലെ പ്രതിപാദ്യ വിഷയങ്ങളും ഏറെ വൈവിധ്യം പുലര്‍ത്തുന്നുണ്ട്. വിഗ്രഹാരാധന ഇസ്‌ലാമില്‍ നിഷിദ്ധമായിരിക്കെ അമ്പലം പണിയാനും അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനുമായി അനുഗ്രഹം തേടിക്കൊണ്ടുള്ള ഒരു ഹൈന്ദവ വിശ്വാസിയുടെ കത്ത് ഫിറോസ് ഷാ കോട്‌ലയിലെ ഭിത്തികളില്‍ കാണാം. പ്രണയ സാഫല്യം, സന്തുഷ്ട ദാമ്പത്യ ജീവിതം, മാരണ-മന്ത്ര വാദങ്ങളില്‍ നിന്നുള്ള സംരക്ഷണം, കടബാധ്യതകളില്‍ നിന്നുള്ള മുക്തി, സാമ്പത്തിക സുസ്ഥിരത, പരീക്ഷകളില്‍ ഉന്നത വിജയം കരഗതമാക്കല്‍ തുടങ്ങിയവയെല്ലാം ജിന്നുകളിലേക്ക് എഴുതപ്പെട്ട കത്തുകളിലെ ഉള്ളടക്കങ്ങളാണ്. കത്തുകളെഴുതിയതിനു ശേഷം ആഗ്രഹം നിറവേറിയാല്‍ കൃതജ്ഞത അറിയിച്ചുകൊണ്ട് എഴുതപ്പെട്ട കുറിപ്പുകളും ഈ കത്തുകള്‍ക്കിടയില്‍ കാണാവുന്നതാണ്. ഇസ്ലാമിക കലാചരിത്ര പഠനത്തിലെ പ്രവാചകന്‍: തിരുപാദുകം സൂറത്തുല്‍ കൗസര്‍: നബി വ്യക്തിത്വത്തിന്റെ തനതാവിഷ്‌കാരം ശാസ്ത്രത്തിന്റെ ഫിലോസഫിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമായി പരിഗണിക്കേണ്ടത്. എന്താണ് ശാസ്ത്രം, എന്താണ് ഫിലോസഫി എന്ന നിര്‍വചനങ്ങള്‍ തന്നെയാണ്. കാരണം, ഈ പ്രയോഗം തന്നെ ആധുനികമാണ്. അതിനൊരു കാരണവുമുണ്ട്. അതെന്തെന്നാല്‍ മോഡേണ്‍ ഡ്രാമയും മുസ് ലിം കലാലോകവും യോഹാന്‍ വാന്‍ഗോതിന്റെ നടനും പ്രമുഖരായ നാടക കലാകാരന്മാരും ചിന്തകരും വെസ്റ്റേണ്‍ നാടകശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നിരന്തരമായി നടത്തിയ വായനകളില്‍ ഇറാന്‍ അടങ്ങുന്ന മുസ്‌ലിം രാജ്യങ്ങളിലെ തിയേറ്ററിക്കല്‍ ഡ്രാമകളുടെയും ആദ്യകാല ഐതിഹ്യങ്ങളിലെ ഓട്ടോമാറ്റോണുകള്‍ ഓട്ടോമറ്റണുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തങ്ങളെല്ലാം മനുഷ്യ മികവിന്റെ അടയാളങ്ങളാണ്. ചുരുങ്ങിയ സമയത്തിനുളളില്‍ നിരവധി കാര്യങ്ങള്‍ Home » Essay » Philosophy Theology » അരാജകത്വങ്ങളെ പവിത്രവത്കരിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത് ശാസ്ത്രം ഏറെ പുരോഗമിച്ച 21-ാം നൂറ്റാണ്ടിലും മനുഷ്യന്‍ പരിണാമത്തിലൂടെ സംഭവിച്ചതാണെന്ന് വിശ്വസിക്കുന്ന യുക്തിവാദം പരിമിത ബുദ്ധിയുടെ തടവറയിലാണിപ്പോഴും. ഏതൊരാളുടെയും കേവല യുക്തി അംഗീകരിക്കുന്നതാണ് അവനും അവന്‍ അധിവസിക്കുന്ന ഭൂമിക്കും അതെല്ലാം അടങ്ങുന്ന ഈ പ്രപഞ്ചത്തിനും ഒരു സ്രഷ്ടാവുണ്ടെന്നത്. അത് തെളിയിക്കാന്‍ കോടികള്‍ മുടക്കി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി ഫോസില്‍ ഗവേഷണം നടത്തേണ്ട ആവശ്യമില്ല. തനിക്കു ചുറ്റുമുള്ള പ്രപഞ്ച വിസ്മയങ്ങളിലേക്ക് ഉള്‍കണ്ണ് തുറന്ന്, നിഷ്‌കപട ബുദ്ധിയോടെ നിരീക്ഷിച്ചാല്‍ മാത്രം മതി. മാറുന്ന ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടാവണമെന്നത് പ്രകൃതിയുടെ നിയമമാണ്. വിശ്വാസികള്‍ പറയുന്ന ദൈവ കഴിവിനും മീതെയാണ് ഡാര്‍വിന്‍ മുന്നോട്ടുവെക്കുന്ന പരിണാമം എന്നു തെളിയിക്കാനാണ് ശരിക്കും ഇന്നു നടക്കുന്ന പരീക്ഷണ നിരീക്ഷങ്ങളെല്ലാം. എന്നാല്‍, ഇതിലൂടെയും അനാദിയും അനശ്വരനുമായ ദൈവത്തിന്റെ ഉണ്മയും ശക്തിയും കൂടുതല്‍ തെളിയുകയാണെന്ന കാര്യം ആര് ചിന്തിക്കുന്നു ദൈവം ഏതെങ്കിലും വിശ്വാസികളുടേത് മാത്രമാണെന്ന യുക്തിശൂന്യ ബോധമാണ് ഇവിടെ പ്രശ്‌നം. സൃഷ്ടിക്കപ്പെട്ട ഏതൊരു വസ്തുവിനും സ്രഷ്ടാവുണ്ടെന്നതാണ് കാര്യം. സൃഷ്ടിവാദികളുടെ കേവല ഭാവനയോ മിഥ്യാധാരണയോ ആയി മാത്രം ഈ വാദത്തെ മനസ്സിലാക്കാവതല്ല. യുക്തിയും പ്രകൃതിയും ഇതിനെ സ്ഥിരീകരിക്കുന്നുവെന്നത് വസ്തുത. കേരളത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒരു രോഗം പോലെ സംക്രമിച്ചുകൊണ്ടിരിക്കുന്ന യുക്തിവാദ ‘മത’ത്തിന്റെ ‘വിശ്വാസ’വും ‘പ്രമാണ’വും അന്വേഷിക്കുകയാണിവിടെ. ഡാര്‍വിനിസത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത് ഒരു ലിബറലിസമായാണ് പൊതു തലങ്ങളില്‍ മുഖം കാണിക്കുന്നത്. നൈതികതയും നീതി സങ്കല്‍പവും ഇതിന്റെ ജീനില്‍ ‘കോഡ്’ ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഒരു തരം അരാജകത്വത്തെയാണ് പുതിയ കാലത്ത് അത് പ്രതിനിധീകരിക്കുന്നത്. ഡാര്‍വിന്‍ തുടങ്ങിവെച്ച പരിണാമ സിദ്ധാന്തത്തിനപ്പുറത്തേക്ക് ഒരു പടിവെക്കാന്‍ പോലും ഇന്നും യുക്തിവാദികള്‍ക്ക് സാധിച്ചിട്ടില്ല. നവ നാസ്തിക വാദികളായ സാം ഹാരിസും റിച്ചാഡ് ഡോക്കിന്‍സും ക്രിസ്റ്റഫര്‍ ഹിച്ചന്‍സും ഡാനിയല്‍ ഡണ്ണറ്റുമെല്ലാം ഇപ്പോഴും ഈ ഡാര്‍വിനിസ്റ്റ് വാദങ്ങളുടെ പ്രചാരകരാണ്. അതിനെ ന്യായീകരിക്കാനാണ് അവരിന്നും പുസ്തകങ്ങളെഴുതുന്നതും നിരീക്ഷണങ്ങള്‍ നടത്തുന്നതും. ശാസ്ത്രീയ രീതിശാസ്ത്രമുപയോഗിച്ച് ഒരു കാര്യം കണ്ടെത്തുകയെന്നതിലപ്പുറം തങ്ങളുടെ നിരീശ്വര വാദത്തെ സ്ഥാപിക്കാന്‍ ഈ വാദത്തെ ഉപദാനമാക്കുകയാണ് അവര്‍ ചെയ്യുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്‍ഭവം എങ്ങനെയാണെന്ന് കണ്ടെത്തുകയെന്നതിനപ്പുറം ‘പ്രപഞ്ചത്തിനൊരു സ്രഷ്ടാവ് ഇല്ലായിരുന്നുവെങ്കില്‍’ എന്ന ഹൈപോതിസീസ് മുന്നില്‍ വെച്ചാണ് അവരുടെ ഗവേഷണം മുന്നോട്ടുപോകുന്നത്. അത് തെളിയിക്കാനാണ് അവര്‍ ശാസ്ത്രത്തിന്റെ നെറ്റിപ്പട്ടം കെട്ടി ഡാര്‍വിനിസത്തെ കൂടെ പിടിക്കുന്നതും. കേവല യുക്തിബോധമുള്ളവന് ചിന്തിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ ഉള്ള ഒരു സാധനത്തിന് ഉണ്ടാക്കിയവന്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം. ആരും ഉള്ളുകൊണ്ട് അംഗീകരിക്കുന്നതുമാണിത്. യുക്തിവാദം നടിക്കുന്നവരുടെയും ഉള്ളില്‍ ഇതുണ്ടാകും. ദുരഭിമാനവും മര്‍ക്കടമുഷ്ടിയും അഹങ്കാരവുമാണ് ഏതൊരു യുക്തിവാദിയെയും ഇത് അംഗീകരിക്കുന്നതില്‍നിന്നും പിന്നോട്ടു വലിക്കുന്നത്. ബോധ്യമായ ഒന്നിനെ ദുരഭിമാനത്തിനായി നിഷേധിച്ച് ശ്രദ്ധിക്കപ്പെടാന്‍ വഴിയൊരുക്കുക എന്നതു മാത്രമാണ് അധികമാളുകളും ഇതിലൂടെ മോഹിക്കുന്ന ഒരു നേട്ടം. വിവിധ പരിണാമ ഘട്ടങ്ങള്‍ കടന്നാണ് ജൈവലോകം വികസിച്ചതെന്നും അമീബയും ആനയും കുരുവിയും ദിനോസറുമെല്ലാം ഈ ജൈവ മരത്തിലെ വിവിധ ശാഖകളാണെന്നുമാണ് ഡാര്‍വിനിസം പറയുന്നത്. ആദ്യം കാട്ടു മനുഷ്യനാണ് ഉണ്ടായിരുന്നതെന്നും പിന്നീടത് നാട്ടു മനുഷ്യനായെന്നും ഇതിനെല്ലാം കോടിക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് പുതിയ പരിണാമ വാദ കണ്ടെത്തലുകള്‍. ചിമ്പാന്‍സിയുടെ ശാഖയില്‍നിന്നും പൊട്ടിമുളച്ച പുതിയൊരു ശാഖയിലാണത്രെ ഒടുവിലത്തെ മനുഷ്യന്റെ സൃഷ്ടിപ്പ്. അഥവാ, മനുഷ്യ ജന്മത്തിന്റെ പിന്നോട്ടുള്ള വേരുകള്‍ തേടുമ്പോള്‍ അവനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പൂര്‍വ്വ രൂപം കുരങ്ങാണെന്ന് ചുരുക്കം. പഴയ പരിണാമ വാദത്തില്‍നിന്നും ഇന്നത്തെ നിയോ ഡാര്‍വിനിസ്റ്റ് വ്യാഖ്യാനങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. വാല് മുറിഞ്ഞ് കുരങ്ങനായെന്ന പഴയ കാല വ്യാഖ്യാനങ്ങളില്‍ നിന്നും വിട്ട് പുതിയ ‘യുക്തി’യോട് സംവദിക്കുന്നതാണ് പുതിയ വ്യാഖ്യാനങ്ങള്‍. സുദീര്‍ഘമായ ജൈവ പരിണാമ യാത്രയിലെ ഒരു ഘട്ടം മാത്രമാണ് ഇവിടെ മനുഷ്യന്‍. 1500 കോടി വര്‍ഷങ്ങള്‍ മുമ്പു തുടങ്ങിയ ഈ പരിണാമ യാത്ര ഇനിയും മുന്നോട്ടു പോയേക്കുമെന്നാണ് പരിണാമ വാദികളുടെ നിഗമനം. അങ്ങനെയെങ്കില്‍, ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യന്‍ മറ്റെന്തോ ആയി മാറിയേക്കും! മനുഷ്യനെ ദൈവം പടച്ചതല്ലെന്ന് തെളിയിക്കാനാണ് ഡാര്‍വിനിസം ഉപദാനമാക്കി യുക്തിവാദികള്‍ ശ്രമിക്കാറ്. ഇതിനാണ് കോടിക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ‘നിഗമനം’ ചെയ്ത് ഫോസില്‍ ‘റെക്കോര്‍ഡ്‌സി’നെ നിര്‍മിച്ചുണ്ടാക്കുന്നത്. ദൈവത്തിനും മുമ്പേ ഫോസിലുകളുണ്ടായിരുന്നുവെന്ന് പറയലാണ് അവരുടെ ലക്ഷ്യം. അതിനാല്‍ ദൈവങ്ങളെ മനുഷ്യന്‍ ഉണ്ടാക്കിയതാണെന്നാണ് അവരുടെ വാദം. എല്ലാം പരിണമിച്ചുണ്ടായതാണെന്നും ദൈവമെന്ന ഒരു സാന്നിധ്യത്തിന് പ്രസക്തിയില്ലെന്നും പറയുന്ന ഇവര്‍ കേവല യുക്തി പോലും ഉപയോഗിക്കാതെ ഈ ഡാര്‍വിനിസ്റ്റ് പരിണാമ തിയറിയിലൂടെ കൂടുതല്‍ വിഡ്ഢികളായി മാറുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. . ഏതൊരു വസ്തുവിനും ഒരു നിര്‍മാതാവ് വേണമെന്നിരിക്കെ മനുഷ്യനെ സ്രഷ്ടാവ് ഉണ്ടാക്കി എന്ന് യുക്തിയുടെ വെളിച്ചത്തില്‍ മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ ഇവിടെ പ്രശ്‌നം. പക്ഷെ, ദൈവത്തെ അംഗീകരിച്ചുപോകുമോ എന്ന ദുരഭിമാന ഭയം വലിയ കോമാളിത്തത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് യുക്തിവാദികളെ ഈ പരിണാമ കെട്ടുകഥയിലൂടെ. പുരോഗമനം പറയുന്നവര്‍ ഈ നവ യുഗത്തിലും മനുഷ്യന്‍ സ്വയം പരിണമിച്ചുണ്ടായതാണെന്ന ഒരു അന്ധവിശ്വാസം വെച്ചുപുലര്‍ത്തുന്നുവെന്നത് ഏറെ വിരോധാഭാസം തന്നെ. ദൈവമില്ലെന്ന് പറയുന്ന യുക്തിവാദികള്‍ക്ക് ഡാര്‍വിനിസവുമായെന്തു ബന്ധം എന്നാണ് ചിലര്‍ ചോദിക്കുന്നത്. യുക്തിവാദികളായി ഇന്നേവരെ കടന്നുവന്നവരെല്ലാം ഭൂമിയില്‍ ജീവന്റെ ഉല്‍ഭവം ന്യായീകരിക്കാന്‍ ഈ അബദ്ധ സിദ്ധാന്തത്തെ ആശ്രയിക്കുന്നുവെന്നതാണ് ചരിത്രം. കമ്യൂണിസ്റ്റ് സൈദ്ധാന്തികരും ഈ വാദത്തിന്റെ തടവറയിലാണ്. പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ച കെ. ദാമോദരന്റെ ‘മനുഷ്യന്‍’ ശരിക്കും ഒരു പരിണാമ ജീവിയുടെ കഥയാണ് പറയുന്നത്. ‘മാര്‍ക്‌സിസ്റ്റ് പാഠാവലി’ എഴുതിയ അദ്ദേഹത്തിന്റെ ഭാവനയിലെ മനുഷ്യന്‍ കോടാനകോടി വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ രൂപപ്പെട്ടുവന്ന കേവലമൊരു പദാര്‍ത്ഥം മാത്രമാണ്. നവ നാസ്തികരായ റിച്ചാര്‍ഡ് ഡോക്കിന്‍സും കൂട്ടാളികളുമെല്ലാം തങ്ങളുടെ ആശയം ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ ഈ സിദ്ധാന്തം തന്നെയാണ് കൂടെപ്പിടിക്കുന്നത്. ഡോക്കിന്‍സിന്റെ ഗോഡ് ഡെലൂഷ്യനും ഹിച്ചന്‍സിന്റെ ഗോഡ് ഈസ് നോട്ട് ഗ്രേറ്റും സാം ഹാരിസിന്റെ ദി എന്‍ഡ് ഓഫ് ഫെയ്ത്തും ഇതിനെ സമര്‍ത്ഥിക്കുന്നത് കാണാം. പുതിയ ലോക്കല്‍ യുക്തിവാദികളും നാഴികക്കു നാല്‍പതു വട്ടം നാക്കിട്ടടിക്കുന്നത് ഈ അയുക്തി തന്നെയാണ്. രവിചന്ദ്രന്റെ നാസ്തികനായ ദൈവവും യു.കലാനാഥന്റെ പുസ്തകങ്ങളുമെല്ലാം ആശയത്തില്‍ ഇവയുടെ വ്യാഖ്യനങ്ങള്‍ തന്നെ. ഇതല്ലാതെ തങ്ങളുടെ വാദമായ ദൈവമില്ലായ്മയെ ‘ശാസ്ത്രീയ’മായി സ്ഥാപിക്കാന്‍ മറ്റൊരു സിദ്ധാന്തവും ലോകത്തുണ്ടായിട്ടില്ലായെന്നതിനാലാണ് പരിണാമവാദത്തിന് ഇത്രയും പ്രിയം. ശാസ്ത്രീയം എന്നത് നേരത്തെത്തന്നെ മുഖമുദ്രയായി വെച്ചിരിക്കെ ഏതു അന്ധവിശ്വാസത്തെയും അബദ്ധങ്ങളെയും ആ മൂശയില്‍ വാര്‍ത്തെടുക്കുമ്പോഴേ അത് യുക്തിയും ശാസ്ത്രവുമായി മാറുകയുള്ളൂവെന്ന് അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കറിയാം. എന്നാല്‍, ഡാര്‍വിനിസ്റ്റ് പരിണാമ വാദത്തിലൂടെ ‘യുക്തിജീവികള്‍’ അപഹാസ്യരാവുകയാണെന്ന കാര്യം ആരു കണ്ടു! ഡാര്‍വിനിസം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഫോസില്‍ റെക്കോര്‍ഡ്‌സും ജനിതക കോഡുകളും ഉയര്‍ത്തിക്കാട്ടിയാണ് യുക്തിവാദികള്‍ സംസാരിക്കാറ്. മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെങ്കില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ ശാസ്ത്രം ഇന്ന് കണ്ടെത്തിയിട്ടുണ്ടല്ലോ. നേരത്തെത്തന്നെ ഇവിടെ ജീവികള്‍ ഉണ്ടായിരുന്നുവെന്നതല്ലേ ഈ ഫോസില്‍ രേഖകള്‍ തെളിയിക്കുന്നത് എന്നാണ് അവര്‍ ചോദിക്കല്‍. ദൈവത്തിനും മുമ്പ് ഇവിടെ ജീവിയുണ്ടായിരുന്നുവെന്നും അതുകൊണ്ട് ജീവനാണ് നേരത്തെയുള്ളതെന്നും അത് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. ഒരു തരം ഡാര്‍വിനിസ്റ്റ് അന്ധവിശ്വാസത്തിന്റെ പ്രഭാവം തന്നെയാണ് ഇതിലും നിഴലിച്ചുനില്‍ക്കുന്നത് എന്നു കാണാന്‍ വലിയ യുക്തിയുടെ ആവശ്യമൊന്നുമില്ല. സര്‍വ്വ സ്രഷ്ടാവായ ദൈവം അനാദിയും അനശ്വരനും പണ്ടേക്കു പണ്ടേ ഉള്ളവനുമായിരിക്കെ ഇത്തരം’സിദ്ധാന്തങ്ങള്‍’ക്കൊന്നും ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യാനാവില്ല. നേരത്തെത്തന്നെ ഉള്ള ദൈവമാണ് ഈ ഫോസിലുകളെയും സൃഷ്ടിച്ചത് എന്നുവരുമ്പോള്‍ ദൈവാസ്തിക്യ വാദം ശക്തിപ്പെടുകയാണ് ഈ ഫോസില്‍ റെക്കോര്‍ഡ്‌സിലൂടെ. കാരണം, സൃഷ്ടിയായ പ്രപഞ്ചത്തിലെ സര്‍വ്വതും ഒരു സ്രഷ്ടാവിനെ തേടുന്നുണ്ട്. ആ സ്രഷ്ടാവാണ് അല്ലാഹു. പ്രപഞ്ചത്തിന് ഇത്രമാത്രം വര്‍ഷങ്ങളുടെ പഴക്കമുണ്ടോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന യുക്തമായ ഒരു ചോദ്യം. ഇന്നത്തെ ഡാര്‍വിനിസ്റ്റ് ശാസ്ത്രം പറയുന്നതനുസരിച്ച് 1500 കോടി വര്‍ഷം മുമ്പാണത്രെ പ്രപഞ്ചത്തിന്റെ ഉല്‍പത്തി. ഏത് ശാസ്ത്രത്തിന്റെ മാപിനിയുപയോഗിച്ചാണ് ഇത് പറയുന്നത് എന്ന് ചോദിച്ചാല്‍ മനുഷ്യന്റെ പരിമിതമായ യുക്തിയുടെ വെളിച്ചത്തില്‍ എന്നു മാത്രമേ മറുപടിയുള്ളൂ. എന്നാല്‍, വസ്തുതയോ? ആഫ്രിക്കന്‍ കാടുകളില്‍ നിന്നും ലഭിച്ച ഫോസിലുകള്‍ മുമ്പില്‍ വെച്ചു നടത്തിയ നിരീക്ഷണങ്ങളില്‍നിന്നും ശാസ്ത്രജ്ഞന്മാര്‍ അനുമാനിച്ചെടുത്തത് മാത്രമാണ് ഈ കാലഗണന. ഒമ്പത് ഗ്രഹങ്ങളില്‍നിന്നും പ്ലൂട്ടോ ഔട്ടായി എട്ടായതുപോലെ ശാസ്ത്ര നിരീക്ഷണങ്ങളുടെ ആപേക്ഷികതയില്‍നിന്നുവേണം ഇതിനെയും മനസ്സിലാക്കാന്‍. അത് അയഥാര്‍ത്ഥമാകാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാവതല്ല. ഫോസില്‍ കാലഗണനയിലും ഈ അനുമാനക്കഥ തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പക്ഷെ, യുക്തിവാദികളെ സംബന്ധിച്ചിടത്തോളം ഇവിടെ ശാസ്ത്രം ദൈവവും പരമ സത്യവുമായി മാറുന്നു. അതാണല്ലോ അവരുടെ എല്ലാം. ഇത്രയും കോടി വര്‍ഷങ്ങളിലൂടെയുള്ള ജീവന്റെ പരിണാമ യാത്രകളെക്കുറിച്ച് വിശദമായി ചോദിക്കാന്‍ പാടില്ലതാനും. ജനിതക കോഡുകളുടെ കാര്യവും ഇതുപോലെത്തന്നെ. പല വസ്തുക്കളെക്കുറിച്ചും ചോദിക്കുമ്പോള്‍ ജനിതക കോഡില്‍ അങ്ങനെയാണ് രേഖപ്പെട്ടുകിടക്കുന്നത് എന്നായിരിക്കും മറുപടി. ഓരോ ജീവജാലങ്ങളുടെയും ജനിതക ഘടനയില്‍ ആരാണ് അവയുടെ ശീലങ്ങളെ പ്രത്യേകമായി കോഡ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് യുക്തിവാദികള്‍ ചിന്തിച്ചിട്ടുണ്ടോ? അത് കാലാന്തരത്തില്‍ പ്രകൃത്യാ അങ്ങനെ സംഭവിച്ചുവെന്ന് മാത്രമേ ഡാര്‍വിനിസ്റ്റ് സയന്‍സില്‍ ഇതിന് മറുപടിയുള്ളൂ. ജീവജാലങ്ങളില്‍ ജനിതക രഹസ്യം സംവിധാനിച്ച ദൈവം/സ്രഷ്ടാവ് തന്നെയാണ് ഇത് രേഖപ്പെടുത്തിയത് എന്ന് മനസ്സിലാക്കുമ്പോള്‍ ദൈവത്തെ നിഷേധിക്കാനായി മാത്രം ഉണ്ടാക്കിയെടുത്ത ഡാര്‍വിനിസ്റ്റ് തിയറി തകര്‍ന്നടിയുന്നത് കാണാം. യുക്തിവാദികള്‍ ദൈവ വിശ്വാസത്തെ പരിഹസിക്കാനായി രൂപപ്പെടുത്തിക്കൊണ്ടുവന്ന ഒരു ‘ബിംബ’മാണ് ഡിങ്കന്‍. ശരിക്കും, കേവലമൊരു പരിഹാസമെന്നതിലപ്പുറം ഈ മേഖലയില്‍ തങ്ങള്‍ അനുഭവിക്കുന്ന യുക്തിപരിമിതിയുടെ അനിവാര്യ ഉത്തരമായാണ് ഡിങ്കന്‍ കടന്നുവരുന്നതെന്ന് കാണാം. ഏതൊരു വസ്തുവിനും ഒരു സ്രഷ്ടാവുണ്ടെന്നതാണല്ലോ യുക്തി. പുറത്ത് നിഷേധിക്കുന്നുണ്ടെങ്കിലും ഒരു യുക്തിവാദിയുടെ ഉള്ളിന്റെ ഉള്ളില്‍ അത് സമ്മതിക്കുന്നുണ്ട്. അത് ഇന്ന ദൈവമാണെന്ന് തുറന്ന് പറയുന്നിടത്താണ് അവന്റെ പ്രശ്‌നം കിടക്കുന്നത്. അതുകൊണ്ടുതന്നെ, ആ മാനസിക തേട്ടത്തിന്റെ കുയുക്തിയിലൂടെയുള്ള മറുപടിയാണ് ഡിങ്കന്‍ എന്നത്. പ്രപഞ്ചം, ജീവന്‍ തുടങ്ങിയവയുടെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് യുക്തിവാദത്തിലും ഡാര്‍വിനിസത്തിലും നിലനില്‍ക്കുന്ന അവ്യക്തതയില്‍ പെട്ടുരുളുമ്പോഴാണ് പലരുമീ പേര് എടുത്തു പറയാറുള്ളത്. പ്രപഞ്ചം എങ്ങനെയുണ്ടായെന്ന് ചോദിച്ചാല്‍ പരിണാമമെന്നായിരിക്കും മറുപടി. എവിടെനിന്നു പരിണമിച്ചെന്നായിരിക്കും സ്വാഭാവികമായും അടുത്ത ചോദ്യം. ബ്ലാക്ക് മാറ്റര്‍ എന്നോ പ്രപഞ്ച ദ്രവ്യം എന്നും പറയപ്പെടുന്ന പ്രഥമ പ്രപഞ്ച കണികയില്‍ നിന്നെന്നായിരിക്കും അതിനുള്ള മറുപടി. ആ കണിക എങ്ങനെയുണ്ടായെന്നാകും അടുത്ത ചോദ്യം. അതിനു കാലവും സമയവും ഇല്ലായിരുന്നുവെന്നും പിന്നീടത് പരിണമിക്കുകയായിരുന്നുമാകും മറുപടി. പരിണമിക്കുന്ന സാധനമാണെങ്കില്‍ അതിന് സ്രഷ്ടാവ് ഉണ്ടായേ പറ്റൂ എന്ന് വാദിച്ചാല്‍ പിന്നെ യുക്തിവാദിക്ക് മറുപടിയുണ്ടാകില്ല. ഉത്തരം മുട്ടുമ്പോള്‍ പിന്നീട് രൂപപ്പെട്ടുവരുന്ന തട്ടുത്തരമായിരിക്കും ഡിങ്കന്‍ എന്നത്. ഉള്ള് തേടുന്ന ഒരു സ്രഷ്ടാവിന്റെ തേട്ടം തന്നെയാണ് ഇവിടെ ഡിങ്കനായി ന്യൂനീകരിക്കപ്പെടുന്നത് എന്ന് ചുരുക്കം. സോഷ്യല്‍ മീഡിയയാണ് ഇന്ന് യുക്തിവാദികളുടെ ഏറ്റവും വലിയ മേച്ചില്‍പുറം. എല്ലാവരെയും ഒരുമിച്ച് കിട്ടുന്ന പ്ലാറ്റ്‌ഫോമായതുകൊണ്ടും ആര്‍ക്കും എന്തും വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായതുകൊണ്ടും അവിടെ അടയിരിക്കുകയാണ് യുക്തന്മാര്‍. ഈയൊരു വെര്‍ച്വല്‍ ലോകത്ത് സാമൂഹിക മാന്യതയുടെ സര്‍വ്വ സീമകളും ലംഘിച്ചുകൊണ്ടാണ് അവരുടെ ‘അഴിഞ്ഞാട്ടം’. ലോകത്ത് നടക്കുന്ന എല്ലാവിധ ദുരിതങ്ങള്‍ക്കും കാരണം മതമാണെന്നും ദൈവം അന്ധവിശ്വാസമാണെന്നും പറഞ്ഞ് ഫ്രീ സോണിലേക്ക് മാറിനില്‍ക്കുകയാണ് യുക്തിവാദികള്‍ സാധാരണ ചെയ്യാറ്. ലിബറലിസം അഥവാ ഒരുതരം സ്വതന്ത്രവാദം ഇതിലൂടെ പുതിയ ‘മത’മായി അവരോധിക്കപ്പെടുന്നു. ആര്‍ക്കും എന്തും എവിടെവെച്ചും ചെയ്യാമെന്നതാണ് അതില്‍ അവര്‍ കാണുന്ന ‘പോസിറ്റീവ്’ യുക്തി. ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യരുതെന്നും പറയുന്നത് സ്വാതന്ത്ര്യ നിഷേധമാണല്ലോ. നൈതികതയുടെ വിഷയം സ്വതന്ത്രവാദത്തില്‍ കടന്നുവരുന്നതേയില്ല. അതുകൊണ്ടുതന്നെ ഒരു തരം അരാജകത്വമാണ് യുക്തിവാദത്തിലൂടെ പ്രമോട്ട് ചെയ്യപ്പെടുന്നത് എന്നു കാണാം. സര്‍വ്വ നിയമ നിയന്ത്രണങ്ങളില്‍നിന്നും പുറത്തിറങ്ങി ആരെയും തെറിവിളിക്കാനുള്ള സമ്മതപത്രം പോലെയാണ് ഇവിടെ യുക്തിവാദം വര്‍ത്തിക്കുന്നത്. മനുഷ്യത്വം അഴിച്ചുവെച്ചു വേണോ യുക്തിവാദിയാവാന്‍ എന്ന് തോന്നിപ്പിക്കുന്നതാണ് ഇവിടത്തെ ഓരോ പോസ്റ്റുകളും അതിനുള്ള കമന്റുകളും. എന്തിനുമൊരു മാന്യതയുടെ കാലമുണ്ടാകുമല്ലോ. യുക്തി’മത’ത്തിനു ആ കാലം എന്നോ കഴിഞ്ഞുപോയെന്ന് അതിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ വ്യക്തമാക്കുന്നു. പരിഹാസവും തെറിയഭിഷേകവും ദുരഭിമാനവും അഹങ്കാരവും അതിന്റെ അടിസ്ഥാന പ്രമേയങ്ങളായി മനസ്സിലാക്കാം. മനുഷ്യനെ ഒരു തരം വൈകാരിക മൃഗമാക്കി മാറ്റുകയാണ് സോഷ്യല്‍ മീഡിയയിലൂടെ അത് ചെയ്യുന്നത്. അല്ലെങ്കിലും പരിണമിച്ചുണ്ടായതാണെന്ന വാദത്തിലൂടെയും ജീവിതത്തിനു പ്രത്യേകം ലക്ഷ്യങ്ങളൊന്നുമില്ലെന്ന വാദത്തിലൂടെയും മനുഷ്യനും പോത്തും എന്തു വ്യത്യാസമാണെന്നതിന് യുക്തിവാദികള്‍ക്ക് മറുപടി പറയാനായിട്ടില്ല. സ്വന്തം ജന്മത്തെക്കുറിച്ചുപോലും വ്യക്തമായ കാഴ്ച്ചപ്പാടില്ലാത്ത യുക്തിവാദികള്‍ അഹന്തയുടെ ചീട്ടുകൊട്ടാരത്തിലേറിയാണ് സഹലോകത്തെ നോക്കുന്നത് എന്നതാണ് വലിയ വിരോധാഭാസം. അതിനാല്‍, തങ്ങള്‍ക്ക് യുക്തിസഹമല്ലായെന്ന് തോന്നുന്നതിനെയെല്ലാം ട്രോളുകളിറക്കി പരിഹസിക്കാന്‍ അവര്‍ ധൃഷ്ടരായി. മനുഷ്യന്‍ അലക്ഷ്യമായി, സ്വയം ഉണ്ടായതാണെന്ന് വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവനില്‍നിന്നും ഇതില്‍ കവിഞ്ഞ് മറ്റെന്തു പ്രതീക്ഷിക്കണം?! അരാജകത്വ തല്‍പരരായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയായാണ് പലപ്പോഴും യുക്തിവാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. യുക്തിപ്പുറത്ത് സ്വന്തം സ്രഷ്ടാവിനെ പോലും നിഷേധിക്കുന്ന അവരുടെ ഉള്ളിലിരിപ്പ് തങ്ങള്‍ മാത്രമേ ശരിയുള്ളൂ എന്ന സങ്കുചിതത്വമാണ്. അതുകൊണ്ടുതന്നെ, മറ്റെന്തിനോടുമുള്ള കടുത്ത അസഹിഷ്ണുത അവരുടെ ഓരോ ഇടപെടലുകൡലും നിറഞ്ഞുകാണാന്‍ കഴിയും. നിലവിലെ മതക്കൂട്ടങ്ങളെ നോക്കി ദൈവത്തെ പുറത്താക്കണോ? പരിണാമ വാദത്തിന്റെ യുക്തിരാഹിത്യം ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോള്‍ അത് ബോധ്യപ്പെടുന്നവരാണ് പല യുക്തിവാദികളും. മനുഷ്യനും പ്രപഞ്ചവും സ്വയംഭൂ അല്ലായെന്നും അവക്കൊരു സ്രഷ്ടാവ് ഉണ്ടാവണമെന്നും അവര്‍ സമ്മതിക്കുന്നു. പക്ഷെ, അത് ഏത് ദൈവം എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്നത്. ഇന്ന് വിവിധ വിഭാഗങ്ങളായ ലോക ജനത വെച്ചുപുലര്‍ത്തുന്ന കൊലയുടെയും വിഘടന വാദത്തിന്റെയും ദൈവങ്ങള്‍ക്ക് ഒരിക്കലും അങ്ങനെയൊരു ദൈവമാകാന്‍ യോഗ്യതയില്ലെന്നാണ് അവര്‍ പറയുന്നത്. ഇവിടെ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രപഞ്ചത്തിന് ഒരേയൊരു സ്രഷ്ടാവേ ഉണ്ടാകാന്‍ പാടുള്ളൂ. അതാണ് യുക്തി പറയുന്നത്. അവനാണ് ലോകാലോകങ്ങളുടെയെല്ലാം ദൈവവും. അവന്‍ ഏകനാണ്. നിരാശ്രയനാണ്. ജനിച്ചിട്ടില്ല. ജനിപ്പിച്ചിട്ടില്ല. അതുല്യനാണ്. നിലവിലെ കാക്കത്തൊള്ളായിരം മതങ്ങള്‍ക്കിടയില്‍ ഒരു മതമല്ല ഇസ്‌ലാം എന്നത് തുറന്ന ഉള്‍കണ്ണോടെ മനസ്സിലാക്കേണ്ട കാര്യമാണ്. ഈ കൂട്ടങ്ങളെയെല്ലാം മതമെന്ന് പറയുകയാണെങ്കില്‍ ഇസ്‌ലാം ഒരു മതമല്ലെന്ന് നാം തിരിച്ചറിയണം. ഇനി ഇസ്‌ലാമിനെ ഒരു മതമായി പറയുകയാണെങ്കില്‍ മറ്റുള്ളവയൊന്നും മതമല്ലെന്നും നാം സമ്മതിക്കേണ്ടി വരും. തന്നെ പടച്ച ദൈവത്തെ അംഗീകരിക്കുന്ന നിലക്കാണ് അവന്റെ സൃഷ്ടിപ്പ്. ലോകത്തെ സര്‍വ്വ മതങ്ങളും മനുഷ്യന്റെ സൃഷ്ടിയാണ്. എന്നാല്‍, പ്രപഞ്ച സൃഷ്ടാവായ അല്ലാഹു മനുഷ്യന് നല്‍കിയ ജീവിത വഴിയാണ് ഇസ്‌ലാം. അങ്ങനെ മനസ്സിലാക്കിയാല്‍ തീരുന്നതേയുള്ളൂ എല്ലാവിധ യുക്തിവാദ രോഗങ്ങളും. ശാസ്ത്രത്തിന്റെ ഫിലോസഫിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യമായി പരിഗണിക്കേണ്ടത്. എന്താണ് ശാസ്ത്രം, എന്താണ് ഫിലോസഫി എന്ന നിര്‍വചനങ്ങള്‍ തന്നെയാണ്. കാരണം, ഈ പ്രയോഗം തന്നെ ആധുനികമാണ്. അതിനൊരു കാരണവുമുണ്ട്. അതെന്തെന്നാല്‍ ഫള്ല്‍ തങ്ങള്‍ എന്ന ബാഅലവി: കേരളാനന്തര ജീവിതം പുനര്‍വായിക്കപെടുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംസ്‌കാരത്തില്‍ വേരൂന്നി മതസാമൂഹിക മേഖലകളില്‍ വിശാലമായ സ്വാധീനമുണ്ടാക്കിയ സൂഫീ പ്രസ്ഥാനമാണ് ബാഅലവി ത്വരീഖത്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകാലങ്ങളില്‍ ബാഅലവികളുടെ പ്രവര്‍ത്തന മേഖല സൂഫിസം അപ്പോള്‍ മെറ്റാഫിസിക്സ് ചര്‍ച്ചകള്‍ ഇസ്‌ലാമില്‍ പ്രസക്തമല്ലേ? ഫിലോ (സ്നേഹം സോഫിയ(ജ്ഞാനം) എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഫിലോസഫി അഥവാ തത്വശാസ്ത്രം എന്ന പദം നിഷ്പന്നമായത്, സർക്കാർ കടപ്പത്രങ്ങളിൽ എല്ലാവർക്കും നിക്ഷേപിക്കാം: റീട്ടെയിൽ ഡയറക്ട് പ്രധാനമന്ത്രി അവതരിപ്പിച്ചു സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകളായതിനാൽ നിക്ഷേപം സുരക്ഷിതമായിരിക്കും. ഓഹരി നിക്ഷേപത്തിനപ്പുറം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഓഹരികളിലെ നിക്ഷേപത്തെപോലെ നഷ്ടസാധ്യതയുണ്ടാവില്ല. സ്ഥിര വരുമാന പദ്ധതികളിൽ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സർക്കാർ ബോണ്ടുകളിലെ നിക്ഷേപം. ആദായം ഉറപ്പായും ലഭിക്കും. അതേസമയം, പണപ്പെരുപ്പ നിരക്കിലെ ഏറ്റക്കുറച്ചിലനുസരിച്ച് ബോണ്ടുകളിലെ ആദായത്തിലും വ്യത്യാസമുണ്ടാകും. ദ്വീതീയ വിപണിവഴി എപ്പോൾവേണമെങ്കിലും ഇടപാട് നടത്താമെങ്കിലും നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ ചെറിയതോതിൽ വില്പന എളുപ്പമാവില്ല. റീട്ടെയിൽ പങ്കാളിത്തംവർധിക്കുമ്പോൾ ഭാവിയിൽ മാറ്റംവന്നേക്കാം. സ്ഥിര നിക്ഷേപം, കോർപറേറ്റ് ബോണ്ട് എന്നിവയേക്കാൾ നികുതി ആനുകൂല്യം സർക്കാർ ബോണ്ടുകളിലെ ആദായത്തിന് ലഭിക്കും. ഒരുവർഷം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ പണപ്പെരുപ്പ നിരക്ക് കിഴിവ് ചെയ്തശേഷ(ഇൻഡക്‌സേഷൻ ബെനഫിറ്റ്)മുള്ള തുകയ്ക്ക് ആദായനികുതി നൽകിയാൽ മതിയാകും. ഒരുവർഷത്തിൽതാഴെക്കാലം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ ഒരോരുത്തരുടെയും ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നൽകേണ്ടത്. ബാങ്കിൽ സേവിങ്‌സ് അക്കൗണ്ട് തുടങ്ങുന്നതുപോലെ വ്യക്തികൾക്ക് ഒറ്റക്കോ കൂട്ടായോ അക്കൗണ്ട് ആരംഭിക്കാം. പാൻ, കെവൈസി രേഖകൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്. എൻആർഐക്കാർക്കും നിക്ഷേപം നടത്താം. മെച്ചൂരിറ്റി കാലാവധി പൂർത്തിയാക്കിയാൽ കൂപ്പൺ നിരക്ക് അല്ലെങ്കിൽ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. കാലാവധിയെത്തുംമുമ്പ് എക്സ്ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം. എക്സ്ചേഞ്ചിലെ ഇടപാടിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. തരക്കേടില്ലാത്ത ആദായവും ലഭിക്കും. മ്യൂച്വൽ ഫണ്ടുകൾ വഴിയാണ് ചെറുകിട നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തിൽ ഗിൽറ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. ചുരുക്കും ചിലരാജ്യങ്ങളിൽമാത്രമാണ് സർക്കാർ ബോണ്ടുകളിൽ റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കില്ല; സർക്കാരിന് നിർദേശംലഭിച്ചിട്ടില്ലെന്നും ധനമന്ത്രി ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ബോണ്ടില്‍ ഇനി എല്ലാവര്‍ക്കും നിക്ഷേപിക്കാം: വിശദാംശങ്ങളറിയാം ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കില്ല; സർക്കാരിന് നിർദേശംലഭിച്ചിട്ടില്ലെന്നും ധനമന്ത്രി വിലക്കുറവിൻ്റെ വിസ്മയം തീർത്ത് ലുലു സൂപ്പർ ഫ്രൈഡേ സെയിൽ നവംബർ 30 വരെ പേടിഎമ്മിന്റെ നഷ്ടം 11 ശതമാനംവർധിച്ച് 482 കോടിയായി 'അടയ്ക്കയുമായി വരൂ, ഒരു ലക്ഷവുമായി മടങ്ങാം' സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും ഓർമ്മകളുടെ പിന്നാമ്പുറത്ത് കൂട്ടിയിട്ട ചില നല്ല നിമിഷങ്ങളെ മാറാല നീക്കിയെടുക്കുമ്പോൾ അവയ്ക്ക് ചിലപ്പോൾ മധുരമേറെയാകും ചിലപ്പോൾ കണ്ണുനീരിന്റെ ഉപ്പു രസമായിരിക്കും എന്നിരുന്നാലും ആ ഓർമ്മകളെ ചികഞ്ഞെടുത്ത് അതിൽ ഇഷ്ട്ടമായതിനെ മനസിന്റെ കോണിലേക്ക് എടുത്ത് വെക്കുമ്പോൾ അതിനു തിളക്കമേറെ ആയിരിക്കും മഴയെ കുറിച്ചും തണുപ്പിനെകുറിച്ചു മൊക്കെ ഓർത്തെടുത്ത് അവയെ അക്ഷരങ്ങളിലാവാഹിക്കാൻ പല തവണ ശ്രമിക്കുമ്പോളും അന്നേ മനസിന്റെ ഓരത്ത് കൂട്ടി വെച്ചതിൽ ഒന്നായിരുന്നു പുരകെട്ട് വിശേഷം ഓല മേഞ്ഞ വീടിൽ മഴക്കാലത്തുണ്ടാകുന്ന. മഴ മേഘങ്ങൾ പോലുള്ള അനുഭവങ്ങൾ പേമാരിയായി പെയ്ത് ഒഴുകിയത് പലരും വായിച്ചതാകും., അപ്പോ നമുക്ക് പുരകെട്ടു കല്യാണമായാലോ എന്റെ ഓർമ്മകളൊടൊപ്പം നിങ്ങൾക്കും കൂടാം ഉമ്മ രണ്ട് ദിവസം മുൻപ് തുടങ്ങും വീട്ടിലെ ഓരോ സാധന സാമഗ്രികളും കെട്ടിയൊതുക്കി വിറകുപുരയിലും മറ്റും ഭദ്രമായി കൊണ്ടു വെക്കാൻ ഞങ്ങൾ കുട്ടികൾ പുസ്തക കെട്ടു കളും ഡ്രസുകളുമെല്ലാം കെട്ടി വെക്കാൻ ഒപ്പം കൂടും.. അയലത്തെ വീട്ടിലെ ആണ്ടിയേട്ടൻ പുരയുടേ മേലെയുള്ള ഓലകൾ അറുത്തിടാൻ തുടങ്ങുന്നതിനു മുന്നെ ആൾമറയില്ലാത്ത കിണറിൽ പൊടി വീഴാതിരിക്കാൻ അലകു പാകി ഓല വെച്ച് മറച്ചു വെച്ചിട്ടുണ്ടാകും അപ്പോ മുതൽ ഞങ്ങൾ കുട്ടികൾ ഉത്സവത്തിലാകും .മുഴുവന്‍ ഓലയും അറുത്തു താഴെയിടാൻ തുടങ്ങിയാൽ അയല്പക്ക വീടുകളിലേയും അടുത്ത ബന്ധുവീട്ടിലെയും കുട്ടികൾ ചേർന്ന് ഞങ്ങളുടെ ജോലി തുടങ്ങും അറുത്തിട്ട ഓലയിലെ കരിച്ചോല എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഓലയിൽ നല്ലതും മോശമായതും തിരിച്ച് മുറ്റക്കൊള്ളിൽ മാറ്റി അട്ടിയായി അടുക്കി വെക്കുക സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം പുരകെട്ടാനെടുക്കുന്ന നല്ലയോലയോടൊപ്പം ‍ "അടിയോല" ആയി ഉപയോഗിക്കും തുരുംബിച്ച ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും ഇതു കഴിയുമ്പോഴേക്കും ഞങ്ങൾ കുട്ടികളുടെ നിറവും കോലവും അകെ മാറിയിട്ടുണ്ടാകും.. അന്ന് മുതൽ പറമ്പിലെവിടെയെങ്കിലും അടുപ്പ് കത്തിച്ചായിരിക്കും ഭക്ഷണമുണ്ടാക്കുക പുരപ്പുറത്ത് ഒരു കുറ്റിചൂലുമായി കയറി അട്ടവും കഴുക്കോലുമെല്ലാം അടിച്ചു വൃത്തിയാക്കാൻ ഇക്കമാരോടൊപ്പം ഞാനും കൂടും മറ്റു പണികളിൽ നിന്നും രക്ഷപ്പെടാനും അനിയത്തിമാർക്ക് മുന്നിൽ ആളാവാനുമായിരുന്നു ഈ നുഴഞ്ഞു കയറ്റം ഈ സമയം കൊണ്ട് വീടിന്റെ അകവും പുറവും മുറ്റവും കണ്ടവുമെല്ലാം ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കിയിട്ടുണ്ടാകും.. പറമ്പിലെ ഏതെങ്കിലും ഒരു സൈഡിൽ മെടഞ്ഞ ഓലകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും ബാക്കിയോലകൾ അടുത്ത വീടുകളിൽ ഏൽപ്പിച്ചു വെക്കും അവയെല്ലാം എടുത്തുകൊണ്ടുവരലാകും അടുത്ത ജോലി.. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നിമിഷങ്ങൾ ആണു സമയം ഇരുട്ടിയാൽ നിലത്തു വിരിച്ച പായയിൽ ആകാശം നോക്കി കിടക്കുക ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിക്കിടക്കുക..ആ ഒരു ഒരു രസം ടറസ്സു വീട്ടിൽ താമസിച്ചവർ അനുഭവിക്കാത്ത നല്ല മുഹൂർത്തങ്ങളിൽ ഒന്നു തന്നെ.. നേരം പരപരാ വെളുക്കും മുൻപ് പുരകെട്ടാനുള്ള തയ്യാറെടുപ്പിനായി ആണ്ടിയേട്ടനും രവീന്ദ്രേട്ടനും മറ്റും എത്തിക്കാണും രണ്ടു ദിവസം മുൻപ് തോട്ടിലെ വെള്ളത്തിൽ കുതിർത്തി വെച്ച "പാന്താട പച്ച ഓലയിൽ നിന്നും ശേഖരിച്ചു വെച്ചത് കൊണ്ടു വന്ന് ചെറുതായി കീറിയെടുക്കും അതു കൊണ്ടാണൂ വീടിന്റെ പട്ടികയിൽ ഓല വെച്ച് കെട്ടുക .രാവിലെ തന്നെ അവിലും കുഴച്ചതും ചായയും വിതരണമാരംഭിച്ചിരിക്കും ശർക്കര ഉരുക്കിഒഴിച്ച് ചെറിയ ഉള്ളിയും ജീരകവും തേങ്ങാ ചിരകിയതുമിട്ട് അവിലെ ഒരു പരുവമാക്കി കുഴച്ചെടുക്കും പത്തു മണിയാവുമ്പോഴേക്കും വീടിനും ചുറ്റിലും മൂന്ന് നാലുവരി ഓലവെച്ചു കെട്ടിക്കാണും അപ്പോഴേക്കും അടുത്ത ചായയുടെ സമയം കപ്പ കടലയിട്ട് ഇളക്കിയതും മീൻ മുളകിട്ടതും തേങ്ങാക്കൊത്ത് കൊണ്ട് വറവിട്ട ആ കപ്പ ഇളക്കിയത് വാഴയിലയിൽ ചൂടോടെ വിളമ്പി ഓർക്കുമ്പോൾ നാവിൽ ഓർത്തെടുക്കും രുചിയോർമ്മ ചായ കുടി കഴിഞ്ഞ് ആണ്ടിയേട്ടനും മറ്റും പുരപ്പുറത്തേക്ക് കയറിയാൽ പിന്നെ തകൃതിയായ പണികളാവും നിലത്തു നിൽക്കുന്നവർക്ക് ഓലകൾ മുകളിലുള്ളവർ കെട്ടിയടുക്കുന്നതിനനുസരിച്ച് മേലേക്ക് എറിഞ്ഞ് കൊടുക്കുക മുകളിൽ ഇരിക്കുന്ന വർക്ക് കഞ്ഞിവെള്ളവും മറ്റും എത്തിച്ചു കൊടുക്കുക എന്നിവയൊക്കെ തന്നെ അവർ കെട്ടുന്നത് നോക്കിയിരിക്കുന്നത് തന്നെ ഒരു പണിയായിരിക്കും പുരകെട്ടു കഴിയുമ്പോഴേക്കും മൂന്ന് മണിയെങ്കിലും ആകും ചോറും ഇറച്ചിക്കറിയും ഉണ്ടാകുന്ന അസുലഭ നിമിഷം ആയിരിക്കും ആ സമയം അതും അകത്താക്കി കഴിഞ്ഞാൽ പിന്നെ പുര മൊഞ്ചാക്കാനായി ഇറ അരിയൽ പരിപാടിയായിരിക്കും നീളമുള്ള രണ്ട് കവുങ്ങിൽ കഷണം നീളത്തിൽ ചീന്തിയെടുത്തത് പുരയുടെ ഇറയത്ത് മുകളിലും താഴേയുമായി പിടിച്ച. ഒരേ ലവലിൽ ഇറ അരിഞ്ഞു നിലത്തിടും മുടിയൊക്കെ വെട്ടിയൊതുക്കി അണിഞ്ഞൊരുങ്ങിയ മളവാളൻ ചെക്കനെ പോലെ തോന്നിക്കും വീടു നോക്കുമ്പോൾ.. തലേ ദിവസങ്ങളിൽ പുറത്തു കൊണ്ടു വെച്ച വീട്ടു സാധനങ്ങൾ വീട്ടിലെത്തിക്കുന്ന പണി‌കൂടി പൂർത്തിയായാൽ നമ്മുടെ പുരകെട്ടു കല്യാണം അവസാനിക്കുകയായി എന്റെ ഓർമ്മകളെ ഞാൻ സിമന്റു കൂടാരത്തിനുള്ളിലേക്ക് തിരിച്ചു വിളിക്കുമ്പോൾ ഇങ്ങനെയുള്ള നല്ല നിമിഷങ്ങളെ അക്ഷരങ്ങളിൽ ആവാഹിക്കാൻ ശ്രമിച്ചു ഇനി ഇത്തരം നല്ല നിമിഷങ്ങളിൽ ഓർമ്മകളിൽ പോലും ഉണ്ടാകാൻ. വഴിയില്ല.. വളരെ അധികം ഇഷ്ട്ടപ്പെട്ടു പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom) ഞാന്‍ കോഴിക്കോട് ജില്ലയിലെ പാലേരി എന്നാ സുന്ദര ഗ്രാമത്തില്‍ വളര്‍ന്നു ഇപ്പൊ ബഹറിനില്‍ ജീവിക്കുന്നു നന്മ ആഗ്രഹിക്കുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു എമിറേറ്റ്സ് ന്യൂസ് ഏജൻസി പൗരന്മാർക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്നത് യുഎഇ നേതൃത്വത്തിൻ്റെ മുൻഗണ: ഹംദാൻ ബിൻ സായിദ് പൗരന്മാർക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്നത് യുഎഇ നേതൃത്വത്തിൻ്റെ മുൻഗണ: ഹംദാൻ ബിൻ സായിദ് മിർഫ, 2021 ഒക്ടോബർ 21 WAM അൽ ദഫ്ര മേഖലയിലെ വിപുലമായ വികസന പദ്ധതികളും പദ്ധതികളും പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ നിർദ്ദേശങ്ങൾക്കനുസൃതമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരി പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പൗരന്മാരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതും അവർക്ക് മാന്യമായ ജീവിതം നൽകുന്നതും യുഎഇ നേതൃത്വത്തിന്റെ മുൻഗണനകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ് അൽ ഫലാഹി അൽ യാസി കൗൺസിലിൽ നിരവധി യുഎഇ പൗരന്മാരെ സ്വീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്, അവിടെ കോവിഡ് -19 പ്രതിരോധ നടപടികളിൽ ഇളവ് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ചു. "കോവിഡ് -19 മഹാമാരിയെ മറികടക്കാൻ ഞങ്ങളെ സഹായിച്ചതിന് സർവ്വശക്തനായ അല്ലാഹുവിന് ഞങ്ങൾ നന്ദി പറയുന്നു, അത് ചെലവേറിയതാണെങ്കിലും യുഎഇയെയും അതിലെ ആളുകളെയുംക്കാൾ വിലയേറിയ മറ്റൊന്നുമില്ല അൽ മിർഫയിലെ ആളുകൾക്ക് ആരോഗ്യം ആശംസിച്ചു. യുഎഇ പൗരന്മാരുമായി ആശയവിനിമയം തുടരാൻ ഷെയ്ഖ് ഹംദാൻ അതീവ താല്പര്യം പ്രകടിപ്പിച്ചു, കോവിഡ് -19 പാൻഡെമിക് സമയത്ത് അൽ ദഫ്ര മേഖലയിലെ പൗരന്മാരുമായി അവരുടെ ആശയങ്ങൾ കേൾക്കാനും കമ്മ്യൂണിറ്റി സേവനങ്ങൾ മെച്ചപ്പെടുത്താനും അദ്ദേഹം എപ്പോഴും ബന്ധപ്പെട്ടിരുന്നു. പ്രണയം മനോഹരമാണ്, ഏതു പ്രായത്തിലും കടലേഴും' മ്യൂസിക് വീഡിയോ പുറത്ത് പ്രണയം മനോഹരമാണ്, ഏതു പ്രായത്തിലും കടലേഴും' മ്യൂസിക് വീഡിയോ പുറത്ത് ഷാജു ശ്രീധറിന്റെയും, രോഹിണി രാഹുലിന്റെയും മനസ്സ് തൊടുന്ന അഭിനയവും നജീം അര്‍ഷാദിന്റെ ആലപനവും നമ്മെ മറ്റൊരു ലോകത്തെയ്ക്ക് കൊണ്ടുപോക്കുന്നു. വിനോദ് ഗംഗയുടെ സംവിധാനത്തില്‍ നജീം അര്‍ഷാദ് പാടിയ 'കടലേഴും' മ്യൂസിക് വീഡിയോ പുറത്ത്. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിര്‍വഹിച്ചത്. കുടുബജീവിതത്തിലെ പ്രണയത്തിന്റെ മനോഹാരിതയെ അവിശ്കരിക്കുന്ന ആല്‍ബമാണ് കടലേഴും. ഷാജു ശ്രീധറിന്റെയും, രോഹിണി രാഹുലിന്റെയും മനസ്സ് തൊടുന്ന അഭിനയവും നജീം അര്‍ഷാദിന്റെ ആലപനവും നമ്മെ മറ്റൊരു ലോകത്തെയ്ക്ക് കൊണ്ടുപോക്കുന്നു. കിരണ്‍ കളത്തിലാണ് 'കടലേഴും' എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍. വരികള്‍ എഴുത്തിയിരിക്കുന്നത് സാബു അഞ്ചേരിലാണ്. ജിനി സാജുവാണ് നിര്‍മാണം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍ എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍ ആശംസകളുമായി നേതാക്കള്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17 'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ് ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. ഏഴാം കടലിനപ്പുറത്തെ അദ്ഭുത കഥയുമായി 'ബിയോണ്‍ ദി സെവന്‍ സീസ്' ജീവനക്കാര്‍ക്ക് മോഹന്‍ലാലിന്റെ മരക്കാര്‍ കാണാന്‍ രണ്ടു ദിവസം അവധി; പ്രഖ്യാപനവുമായി ചെന്നൈയിലെ സ്വകാര്യ കമ്പനി മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പില്‍ ഭഗത് മാനുവല്‍ കെങ്കേമത്തില്‍ തിയറ്ററിലേക്കുള്ള വരവ് അറിയിച്ച് മരക്കാര്‍; അത്ഭുതങ്ങള്‍ ഒളിപ്പിച്ച് ഗ്രാന്‍ഡ് ട്രെയിലര്‍ പുറത്തുവിട്ടു; മറ്റെന്നാള്‍ റിലീസ് ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനം തേള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു 'അച്ഛന്റെ അഹങ്കാരത്തിന്റെ തണലില്‍ മുടിചൂടാമന്നനായി ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു; വിജയ് യേശുദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസി ഗായകന്‍ രാഗമാലിക: ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു അല്ലാഹുവിന്റെ ഹിദായത്ത്; ഇസ്ലാമില്‍ സംഗീതം ഹറാമെന്ന് മനസിലായി; മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല; മതത്തിന്റെ ചട്ടക്കൂട്ടില്‍ കയറി റാപ്പര്‍ റുഹാന്‍അര്‍ഷാദ് 'ശ്രുതി മധുരമായ ആലാപനം ശ്രേഷ്ഠഭാരതത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു കുട്ടി ഗായിക ദേവികയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി പ്രണയം മനോഹരമാണ്, ഏതു പ്രായത്തിലും കടലേഴും' മ്യൂസിക് വീഡിയോ പുറത്ത് വിസ്മയ നാദം ഇനിയില്ല; ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു വിസ്മയ നാദം ഇനിയില്ല; ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു 'അച്ഛന്റെ അഹങ്കാരത്തിന്റെ തണലില്‍ മുടിചൂടാമന്നനായി ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു; വിജയ് യേശുദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസി ഗായകന്‍ പൂവച്ചല്‍ ഖാദര്‍ കൊവിഡ് ബാധിച്ച് അന്തരിച്ചു അല്ലാഹുവിന്റെ ഹിദായത്ത്; ഇസ്ലാമില്‍ സംഗീതം ഹറാമെന്ന് മനസിലായി; മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല; മതത്തിന്റെ ചട്ടക്കൂട്ടില്‍ കയറി റാപ്പര്‍ റുഹാന്‍അര്‍ഷാദ് നാട്ടിന്‍ പുറത്തെ തൊടിയില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പമുള്ള വേനല്‍ അവധി; ബാലകാല സ്മരണകളുമായി ജയഹരി കാവാലത്തിന്റെ നാട്ടീണം വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചുകിട്ടും; ചികിത്സ അമേരിക്കയില്‍ പുരോഗമിക്കുന്നു, സന്തോഷ വാര്‍ത്ത പങ്കുവെച്ച് കുടുംബം ദാരിദ്ര്യത്തിന്റെ ചിറകിലേറി കുട്ടിക്കാലം; വിശപ്പടക്കാന്‍ ചെയ്യാത്ത ജോലികളില്ല; സംഗീതലോകത്ത് അര്‍ജ്ജുനന്‍ മാസ്റ്ററുടേത് കസ്തൂരി മണക്കുന്ന ജീവിതം അല്ലാഹുവിന്റെ ഹിദായത്ത്; ഇസ്ലാമില്‍ സംഗീതം ഹറാമെന്ന് മനസിലായി; മ്യൂസിക് വീഡിയോകള്‍ ചെയ്യില്ല; മതത്തിന്റെ ചട്ടക്കൂട്ടില്‍ കയറി റാപ്പര്‍ റുഹാന്‍അര്‍ഷാദ് നാട്ടിന്‍ പുറത്തെ തൊടിയില്‍ കളിക്കൂട്ടുകാര്‍ക്കൊപ്പമുള്ള വേനല്‍ അവധി; ബാലകാല സ്മരണകളുമായി ജയഹരി കാവാലത്തിന്റെ നാട്ടീണം ജാസി ഗിഫ്റ്റിന്റെ ജന്മദിനസമ്മാനം തേള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് റിലീസായി; പുറത്തിറക്കിയത് സൈന മ്യൂസിക്കിലൂടെ മകന്റെ സംഗീതത്തില്‍ അച്ഛന്‍ ഗായകന്‍ എഗൈന്‍ ജിപിഎസി'ന്റെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട സുപ്രധാന ടൂര്‍ണമെന്റുകളിലെ 430 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നു ഗോള്‍ നേടിയിട്ടും അര്‍ജന്റീന തോറ്റ ആദ്യത്തെ മത്സരമായിരുന്നു ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍(4-3) ഓരോ മത്സരങ്ങള്‍ കഴിയുംതോറും അത്ഭുതവും അവേശവും ആവോളം സമ്മാനിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. ഇത്രയും പ്രവചനാതീതമായ ഒരു ലോകകപ്പ് മുൻപുണ്ടായിട്ടില്ല എന്നു തന്നെയാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം. 1970-നു ശേഷം ആതിഥേയരായ റഷ്യ അവസാന എട്ടു ടീമുകളിലൊന്നാകുന്നതിനും ഇംഗ്ലണ്ട് ഷൂട്ടൗട്ട്‌ ശാപം മറികടക്കുന്നതിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ലോകകപ്പ് അതിന്റെ അവസാനത്തിലെത്തി നില്‍ക്കെ ലോകകപ്പിലെ കണക്കിലെ കളികളില്‍ റഷ്യ മാറ്റം വരുത്തിയത് എങ്ങനെയെന്നു നോക്കാം. 28- റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ റഫറി വിധിച്ചത് 28 പെനാല്‍റ്റികളാണ്. ബ്രസീല്‍ ലോകകപ്പില്‍ ഇത് വെറും 13 എണ്ണം മാത്രമായിരുന്നു. 2002 ലോകകപ്പിലെ 18 ഗോളുകളായിരുന്നു ഇക്കൂട്ടത്തിലെ റെക്കോര്‍ഡ്. ഇത്തവണ റഷ്യ ആ റെക്കോര്‍ഡും മറികടന്നു. 23- 23 ഗോളുകളാണ് റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ അധികസമയത്ത് സ്‌കോര്‍ ചെയ്തത്. 1998-ലെ 10 ഗോളുകളായിരുന്നു ഇതിനു മുന്‍പുണ്ടായിരുന്നു റെക്കോര്‍ഡ്. അതിന്റെ ഇരട്ടിയിലേറെ ഗോളുകള്‍ അധികസമയത്ത് റഷ്യയില്‍ പിറന്നു. 11- റഷ്യന്‍ ലോകകപ്പില്‍ ഇതുവരെ പിറന്ന സെല്‍ഫ് ഗോളുകള്‍ 11. 1998-ലെ ഫ്രാന്‍സ് ലോകകപ്പില്‍ പിറന്ന 6 ഗോളുകളായിരുന്നു ഇക്കൂട്ടത്തിലെ റെക്കോഡ്. 7- റഷ്യന്‍ ലോകകപ്പിലെ ശരാശരി ഇന്‍ജുറി ടൈം ഏഴു മിനിറ്റാണ്. മൂന്നു മിനിറ്റായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. 3- ഇത്തവണത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ മൂന്നു മത്സരങ്ങളിലും വിജയികളെ നിശ്ചയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ 2 പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചതായിരുന്നു ഇതിനു മുന്‍പത്തെ റെക്കോഡ്. 99- കഴിഞ്ഞ ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ യാരി മിന ഹെഡറിലൂടെ നേടിയ ഗോള്‍ അധികസമയത്ത് പിറന്ന 99-ാമത്തെ ഗോളായിരുന്നു. 1966- ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെ മത്സരത്തില്‍ രണ്ടുഗോള്‍ പിന്നില്‍ നിന്ന ശേഷം 90 മിനിറ്റിനുള്ളില്‍ തന്നെ മത്സരം ജയിക്കുന്ന രണ്ടാമത്തെ ടീമായി ബെല്‍ജിയം. ജപ്പാനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം 3-2 നായിരുന്നു അവരുടെ വിജയം. 1966 ലോകകപ്പില്‍ സൗത്ത് കൊറിയക്കെതിരെ രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം 5-3 ന് മത്സരം ജയിച്ച പോര്‍ച്ചുഗലാണ് ഈ പട്ടികയില്‍ ആദ്യ സ്ഥാനക്കാര്‍. 39- 1954-ല്‍ ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ലി മാത്യൂസിനു ശേഷം ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം കളിക്കുന്ന പ്രായം കൂടിയ താരമാണ് മെക്‌സിക്കോയുടെ റാഫേല്‍ മാര്‍ക്വസ്. ബ്രസീലിനെതിരേ പ്രീക്വാര്‍ട്ടര്‍ കളിക്കുമ്പോള്‍ 39 വര്‍ഷവും 139 ദിവസവുമായിരുന്നു റാഫേലിന്റെ പ്രായം. 1954-ല്‍ യുറഗ്വായ്‌ക്കെതിരേ കളിക്കുമ്പോള്‍ സ്റ്റാന്‍ലി മാത്യൂസിന്റെ പ്രായം 39 വര്‍ഷവും 145 ദിവസവുമായിരുന്നു. 5- കഴിഞ്ഞ ആറു ലോകകപ്പുകളില്‍ അഞ്ചു തവണയും ആതിഥേയ രാജ്യങ്ങള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം നേടിയിട്ടുണ്ട്. 1998-ല്‍ ഫ്രാന്‍സ്, 2002-ല്‍ ദക്ഷിണ കൊറിയ, 2006-ല്‍ ജര്‍മനി, 2014-ല്‍ ബ്രസീല്‍, 2018-ല്‍ റഷ്യ. 2- 1966-ല്‍ ബള്‍ഗേറിയക്കു ശേഷം ലോകകപ്പില്‍ ഒന്നിലേറെ സെല്‍ഫ് ഗോളുകള്‍ വഴങ്ങുന്ന ആദ്യ ടീമാണ് റഷ്യ. ഇരുവരും രണ്ടു സെല്‍ഫ് ഗോളുകളാണ് വഴങ്ങിയത്. 38- ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ഏറ്റവും പ്രായം കൂടിയ താരമായി റഷ്യയുടെ സെര്‍ജി ഇഗ്നാഷെവിച്ച്. പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെതിരേ സെല്‍ഫ് ഗോള്‍ വഴങ്ങുമ്പോള്‍ 38 വര്‍ഷവും 352 ദിവസവുമായിരുന്നു ഇഗ്നാഷെവിച്ചിന്റെ പ്രായം. 1- സുപ്രധാന ടൂര്‍ണമെന്റുകളിലെ 430 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നു ഗോള്‍ നേടിയിട്ടും അര്‍ജന്റീന തോറ്റ ആദ്യത്തെ മത്സരമായിരുന്നു ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍(4-3). മെസ്സി, പ്യൂടെല്ലാസ്, പെഡ്രി ഇവരാണ് പുരസ്‌കാര ജേതാക്കള്‍ ചരിത്രനേട്ടത്തിനുശേഷം മെസ്സി പറഞ്ഞു നിങ്ങളുടെ എതിരാളിയായതില്‍ എനിക്ക് അഭിമാനമുണ്ട്' കഴിഞ്ഞ സീസണിലെ ഫുട്‌ബോള്‍ രാജാവാര്? ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും മെസ്സിക്ക് ഹാട്രിക് അസിസ്റ്റ്, നെയ്മറിന് പരിക്ക്; പിഎസ്ജിക്ക് വിജയം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെ വിവിധ കോണുകളിൽനിന്ന്‌‌ വെല്ലുവിളി നേരിടുകയാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടകം സംരക്ഷിക്കാൻ സംസ്ഥാനം എന്നും മുന്നിൽനിന്നിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാനും അവതരിപ്പിക്കാനും സർക്കാർ എന്നും ശ്രമിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്നതും കേരളമായിരുന്നു. യോജിച്ചുള്ള വികസനപ്രക്രിയയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ തുല്യപങ്കാളിയാകണമെന്ന ഫെഡറൽ തത്വ കാഴ്‌ചപ്പാടിൽ കേരളം വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല. അധികാരമേറ്റതുമുതൽ വ്യത്യസ്‌തങ്ങളായ വെല്ലുവിളികൾ നേരിട്ടാണ്‌ സർക്കാർ മുന്നോട്ടുപോയതെന്ന്‌ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഇപ്പോൾ കോവിഡ്‌ പ്രതിസന്ധിയും കേരളത്തെ വരിഞ്ഞുമുറുക്കി. സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കനത്ത ആഘാതമാണ്‌‌ കോവിഡ്‌ സൃഷ്ടിച്ചത്‌. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 12ശതമാനവും വിദേശ നിക്ഷേപമാണ്‌. ആറുലക്ഷത്തോളം പ്രവാസികളുടെ തിരിച്ചുവരവ്‌ വലിയ ആഘാതമാണ്‌ സൃഷ്ടിച്ചത്‌. 80,000 കോടി രൂപയുടെ നഷ്ടമാണ്‌‌ ഇതുവഴി കണക്കാക്കുന്നത്‌. ആരും വിശന്നിരിക്കരുത്‌ എന്ന്‌ ഉറച്ച നിലപാട്‌ എടുത്ത സംസ്ഥാനമാണ്‌ കേരളം. സമൂഹ അടുക്കളകൾ ഒരുക്കി. അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണവും നൽകി. കോവിഡിന്‌ സൗജന്യ ചികിത്സ നൽകുന്നതിനൊപ്പം മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യധാന്യക്കിറ്റ്‌ തുടരുന്നുമുണ്ട്‌. അടച്ചിടൽ പ്രഖ്യാപിച്ച ഉടൻ 20,000കോടിരൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. ക്ഷേമപെൻഷുകൾ കൃത്യമായി വിതരണംചെയ്യുന്നതിന്‌ പുറമെ അത്‌ ലഭിക്കാത്ത ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌ ആയിരം രൂപ വീതം നൽകി. 15ലക്ഷം കുടുംബങ്ങൾക്കാണ്‌ ഇത്‌ പ്രയോജനപ്പെട്ടത്‌. 2020 സെപ്‌തംബർ ഒന്നിന്‌ 100ദിന കർമപരിപാടി പ്രഖ്യാപിച്ചു. 50,000 തൊഴിലവസരം പ്രഖ്യാപിച്ചു. അതിന്‌ പുറമെ 1,16,440 തൊഴിലവസരം കൂടി സൃഷ്ടിക്കാൻ കഴിഞ്ഞു. രണ്ടാമത്തെ 100ദിന പരിപാടിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. ചില കേന്ദ്രസർക്കാർ ഏജൻസികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിക്കുകയും അത്‌ സംസ്ഥാനത്തിന്റെ വികസനത്തെ തന്നെ തടസ്സപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സത്യസന്ധരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കാനും ഇതുവഴി കേന്ദ്രഏജൻസികൾ ശ്രമിച്ചു. അടിസ്ഥാന സൗകര്യ വികസനം, സമഗ്രമായ സാമ്പത്തികവളർച്ച എന്നിവയ്‌ക്ക്‌ ഊന്നൽ നൽകിയാണ്‌ സർക്കാർ ഇതുവരെ പ്രവർത്തിച്ചത്‌. കിഫ്‌ബിവഴി 56,000കോടിരൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു‌. 2016ൽ 600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1500രൂപയാക്കി ഉയർത്താനും സർക്കാരിന്‌ സാധിച്ചു. ലൈഫിന്‌ കീഴിൽ രണ്ടരലക്ഷം കുടുംബത്തിന്‌ സുരക്ഷിത ഭവനമൊരുക്കി. സംസ്ഥാനത്ത്‌ നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനും അതുവഴി ഒട്ടേറെ നിക്ഷേപങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായും ഗവർണർ പറഞ്ഞു. നിതി അയോഗിന്റെ സുസ്ഥിരവികസന പട്ടികയിൽ ഹാട്രിക്‌ നേട്ടവുമായി കേരളം മുന്നിലാണെന്ന്‌ ഗവർണർ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷവും ഒന്നാമതായിരുന്നു. രാജ്യത്ത്‌‌ മികച്ച ഭരണം നടത്തുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്‌ പബ്ലിക്‌ അഫയർ സെന്ററിന്റെ പബ്ലിക്‌ അഫയേഴ്‌സ്‌ ഇൻഡക്സിൽനിന്നാണ്‌. ആരോഗ്യമേഖല നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി. വികസിത രാജ്യങ്ങൾക്ക്‌ തുല്യമായി കുറഞ്ഞ ശിശുമരണനിരക്കുള്ള ഏക സംസ്ഥാനം, 2019ലെ പ്രധാനമന്ത്രി സുരക്ഷിത്‌ മാതൃത്വ അഭിയാൻ അവാർഡ്‌, രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രം, 55 കുടുംബാരോഗ്യകേന്ദ്രത്തിന്‌ എൻക്യുഎസ്‌ അക്രഡിറ്റേഷൻ എന്നിവ നേടി. 2019ലെ എംപവർമെന്റ്‌ ഓഫ്‌ ദി ഡിഫറന്റലി ഏബിൾഡ്‌ ദേശീയ അവാർഡ്‌, ഉത്തരവാദിത്ത ടൂറിസത്തിനും ടൂറിസം മിഷനും വേൾഡ്‌ ട്രാവൽ മാർക്കറ്റ്‌, ഏഷ്യാ പസഫിക്‌ ട്രാവൽ അസോസിയേഷൻ അവാർഡ്‌, മികച്ച അർബൻ ബസ്‌ സർവീസിനുള്ള കേന്ദ്രമന്ത്രാലയ പുരസ്‌കാരം കൊച്ചി സ്‌മാർട്ട്‌ ബസ്‌ സർവീസിനും ലഭിച്ചു. നിതി അയോഗിന്റെ നാഷണൽ സ്‌കൂൾ എഡ്യുക്കേഷൻ ഇൻഡക്‌സിൽ പ്രഥമസ്ഥാനവും കേരളത്തിനാണെന്നും ഗവർണർ പറഞ്ഞു. ലോകം മുഴുവൻ വിറങ്ങലിച്ച്‌ നിന്നപ്പോഴും കോവിഡിന്‌ മുന്നിൽ അടിപതറാതെ പോരാടിയ നാടാണ്‌ കേരളമെന്ന്‌ ഗവർണർ പറഞ്ഞു. പ്രതിരോധത്തിനും കരുതലിനും ലോകമാകമാനമുള്ള പ്രശംസ നേടാൻ കേരളത്തിനായി. രോഗം ബാധിച്ചവരിലെ മരണനിരക്ക്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌, പ്രതിദിന റിപ്പോർട്ട്‌ ചെയ്യുന്ന കേസുകൾ എന്നിവ കുറച്ചുകൊണ്ടുവരാനും ഊർജിതശ്രമം തുടരുന്നു. 2020 ജനുവരിമുതൽ സംസ്ഥാനത്ത്‌ കോവിഡ്‌ കൺട്രോൾ റൂം, കോവിഡ്‌ വാർറൂമുകളും ഒരുക്കി. കോവിഡ്‌ പ്രതിരോധ ബോധവൽക്കരണത്തിന്‌ മാത്രമായി ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിനും ഇൻഫർമേഷൻ, എഡ്യുക്കേഷൻ കമ്യൂണിക്കേഷൻ ഐഇസി) പ്രചാരണപരിപാടിയും ആരംഭിച്ച ഏക സംസ്ഥാനമാണ്‌ കേരളം. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച്‌ ബോധവൽക്കരണവും പ്രതിരോധവും നിർവഹിച്ചു. പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ സുസ്ഥാപിത ഭരണസംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രി അധ്യക്ഷനായ കോർകമ്മിറ്റി, ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ക്രൈസിസ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പ്‌, ആരോഗ്യകുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ ഗ്രൂപ്പ്‌ എന്നിവ ഇക്കാര്യത്തിൽ ഇടപെട്ടു. വാർഡ്‌ തലങ്ങളിൽ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമുകളും സജ്ജീകരിച്ചു. പരിശോധിക്കുക, ഐസൊലേറ്റ്‌ ചെയ്യുക, നിരീക്ഷിക്കുക എന്ന ഐസിഎംആർ പ്രോട്ടോകോളാണ്‌ കേരളം നടപ്പാക്കിയത്‌. ദിശ ഹെൽപ്‌ലൈൻ സംശയങ്ങൾക്ക്‌ മറുപടി നൽകി. ആവശ്യമുള്ളിടങ്ങളിലെല്ലാം പരിശോധന കിയോസ്‌കുകൾ ഒരുക്കി. രോഗികൾക്ക്‌ ഉന്നതനിലവാരത്തിലുള്ള ചികിത്സ സൗജന്യമായി നൽകി. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണമുൾപ്പെടെ എന്താവശ്യങ്ങളും നിർവഹിച്ചു നൽകി. കോവിഡ്‌ മുക്തർക്കായി പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്കുകൾ ഒരുക്കി. പ്രവാസികൾക്ക്‌ ക്വാറന്റൈൻ സെന്ററുകളിലേക്ക്‌ പോകാൻ സൗജന്യയാത്രയുമായി കെഎസ്‌ആർടിസിയും ചേർന്നു. കുടുംബശ്രീ 4000കോടിയുടെ പാക്കേജുകൾ ഏറ്റെടുത്തു. അയൽക്കൂട്ടങ്ങൾക്ക്‌ സഹായഹസ്‌തം പദ്ധതിയിലൂടെ 2000കോടി നൽകുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷികനിയമം ഇടനിലക്കാർക്കും കോർപറേറ്റുകൾക്കും മാത്രമേ ഗുണകരമാകൂവെന്ന്‌ ‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഈ നിയമം നിയന്ത്രിത വിപണികളെ ഇല്ലാതാക്കും. ഫലത്തിൽ മിനിമം താങ്ങുവില ഇല്ലാതാക്കുകയും കോർപറേറ്റ്‌ ഇടനിലക്കാർക്ക്‌ അനുകൂലമായി വിലപേശൽ അധികാരം നൽകുകയും ചെയ്യും. ഈ നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും. കർഷകസമരം മഹത്തായ ചെറുത്തുനിൽപ്പാണ്. നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. വിലപേശൽശേഷി ഇല്ലാതാകും. പൂഴ്‌‌ത്തിവയ്‌പിന് കളമൊരുങ്ങുന്നതുമാണ് നിയമമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അവകാശം ഹനിക്കുന്ന നിയമനിർമാണങ്ങൾ കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്‌. അടിക്കടിയുള്ള ഇന്ധനവിലവർധന വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും ഗവർണർ പറഞ്ഞു. ‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’ ക്ഷുഭിതനായി ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടർച്ചയായി തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തോട്‌ ക്ഷുഭിതനായി ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഗവർണർ എത്തിയതുമുതൽ നടുത്തളത്തിൽ ഇറങ്ങി സഭാനടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷശ്രമം. ‘ഭരണഘടനാപരമായ കടമയാണ്‌ നിർവഹിക്കുന്നതെന്നും തടസ്സപ്പെടുത്തരുതെന്നും’ മൂന്നുതവണ പ്രസംഗം നിർത്തി പറഞ്ഞിട്ടും പ്രതിപക്ഷം വകവയ്‌ക്കാതിരുന്നതാണ്‌ ഗവർണറെ പ്രകോപിപ്പിച്ചത്‌. ‘നിങ്ങൾ ഒരുപാട്‌ മുദ്രാവാക്യം വിളിച്ചില്ലേ. നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇനി എന്നെ ശല്യപ്പെടുത്തരുത്‌’–- ഗവർണർ തന്റെ നീരസം പ്രകടമാക്കി. വീണ്ടും മുദ്രാവാക്യം വിളി തുടർന്ന പ്രതിപക്ഷം സഭ വിട്ടശേഷവും‌ ഗവർണർ പ്രസംഗം തുടർന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പ്രതിപക്ഷം. സമ്മേളനം ആരംഭിച്ചതുമുതൽ മുദ്രാവാക്യം വിളിയുമായി നടപടികൾ അലങ്കോലപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ഗവർണർ എത്തിയിട്ടും ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. ‘സ്പീക്കർ രാജിവയ്‌ക്കുക’, ‘മുഖ്യമന്ത്രി സ്ഥാനം ഒഴിയുക’ എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം വകവയ്‌ക്കാതെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടർന്നു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി നടപടി തടയാൻ ശ്രമിച്ചു. പത്തുമിനിട്ടോളം ഇത്‌ നീണ്ടു. തുടർന്ന്‌, പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു. പ്രസംഗം പൂർത്തിയാക്കി ഗവർണർ മടങ്ങിയപ്പോഴും അവർ പ്രതിഷേധം തുടർന്നു. പി സി ജോർജ്‌ ഇറങ്ങിപ്പോയി; രാജഗോപാൽ തുടർന്നു പ്രതിപക്ഷത്തിന്‌ പിറകേ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച്‌ പി സി ജോർജ്‌ എംഎൽഎയും. പ്രതിപക്ഷം ഇറങ്ങിപ്പോയി കുറച്ചുസമയംകൂടി സഭയിൽ തുടർന്ന പി സി, പിന്നീട്‌ ഒറ്റയ്‌ക്ക്‌ ഇറങ്ങിപ്പോവുകയായിരുന്നു. ബിജെപിക്കാരനായ ഗവർണർ എൽഡിഎഫിന്റെ രാഷ്ട്രീയനിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് ജോർജ് പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. അതേസമയം, ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാൽ അവസാനംവരെ സഭയിൽ തുടർന്നു. കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതിനെതിരായ പരാമർശവും കേന്ദ്ര കാർഷിക നയങ്ങൾക്കെതിരായ എൽഡിഎഫ്‌ സർക്കാരിന്റെ നിലപാടും ഗവർണർ വായിച്ചപ്പോഴും രാജഗോപാൽ കേട്ടിരുന്നു. പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷനിരയിൽ ബാക്കിയുണ്ടായിരുന്ന രാജഗോപാലിനോടും മറ്റ്‌ ഭരണപക്ഷ എംഎൽഎമാരോടും കൈകൂപ്പി വിടചോദിച്ചാണ്‌ ഗവർണർ മടങ്ങിയത്‌. ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. പരവന്‍ സമുദായത്തെ പട്ടികജാതിയില്‍നിന്ന് നീക്കാന്‍ യുഡിഎഫ് ശ്രമം പരമ്പരാഗതമായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പരവന്‍ സമുദായത്തെ ആ വിഭാഗത്തില്‍ നിന്നും നീക്കി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ യുഡി കലിയുഗത്തില്‍ "നൃപന്മാര്‍ നാട്ടിലുള്ളവരോട് കട്ടും കവര്‍ന്നുമാര്‍ജിക്കും" മെന്നാണ് തുഞ്ചത്താചാര്യന്‍ പാടിയത്. മായാവതി കട്ടാണോ കവര് ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരത്വം പേറുന്ന കവി പ്രൊഫ. ഡി വിനയചന്ദ്രന്‍ നിസ്വവര്‍ഗത്തിന്റെ പോരാട്ടഭൂമിയിലും നിറസാന്നിധ്യമായിരുന്നു. സഞ്ചാരത് പരിപൂര്‍ണ സാക്ഷരത ലക്ഷ്യമിട്ട് 'അതുല്യം' പദ്ധതി തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വ്യത്യസ്ത കാരണങ്ങളാല്‍ ജീവിതത്തില്‍ പ്രാഥമിക പാലക്കാടന്‍ മാതൃക കാട്ടാനയെ പേടിച്ച് ഉറങ്ങാതിരുന്ന നാളുകള്‍ പഴങ്കഥയാക്കിയ ആഹ്ളാദത്തിലാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖല കോടതിയുടെ അന്തസ്സ് വീണ്ടെടുത്തത് "കീടങ്ങള്‍ സെബാസ്റ്റ്യന്‍ പോള്‍ അടിയന്തരാവസ്ഥയില്‍ കോടതിക്കും ജഡ്ജിമാര്‍ക്കും നഷ്ടപ്പെട്ട അന്തസ്സും അധികാരവും വീണ്ടെടുത്തത് കേരള ഹൈക്കോടതി കീടങ്ങളെന്നു വിശേഷിപ്പിച്ച ജനങ്ങള ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം ഭക്തിയോ ഭരണഘടനയോ ഏതാണ് മുകളിൽ നിൽക്കേണ്ടത് ? രാഹുകാലത്തൊരു കാളിയമർദ്ദനം എംഎ ബേബി വക ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി കര്‍ഷക സമരം തകര്‍ക്കാന്‍ ശ്രമം ;പരിഹാസ്യരായി കോർപറ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒപിക്ക്‌ ശേഷം ‘കോൾ ഡ്യ കോവിഡ്:‌ പോരാട്ടത്തിന്റെ ഒരുവർഷം കെ കെ ശൈലജ എഴുത ഗാന്ധിജി: രക്തസാക്ഷിത്വത്തിന്റെ അര്‍ഥം സുനിൽ പി രാഷ്ട്രീയ ലാഭത്തിന് ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടു മുഖംമൂടിയിട്ട് കര്‍ഷകരെ ആക്രമിച്ചത് ആര്‍എസ്എസ്: എ പെട്രോളിൽ കേന്ദ്രത്തിന്‌ 32 രൂപ, കേരളത്തിന്‌ 20 ര കോവിഡ്‌; സാഹചര്യം അതിതീവ്ര ജാഗ്രത ആവശ്യപ്പെടുന്നുവ വെടിവെച്ചാലും മുന്നില്‍ നില്‍ക്കും; എത്രപേരെ ജയിലി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ ന കണ്ണൂർ സർവകലാശാലയിൽ ചുവപ്പ്‌ വസന്തം; തുടർച്ചയായ 22 കുരുക്കിന്‌ "ബൈ' പറഞ്ഞ്‌ ആലപ്പുഴയും; ബൈപാസ്‌ മുഖ്യ പ്രതിദിനം ഒരുലക്ഷം പരിശോധന, വാര്‍ഡ്‌തല സമിതികള്‍ പ സ്വപ്‌നപ്പുലരിയിലേക്ക്‌ ആലപ്പുഴ; ബൈപാസ്‌ നാളെ ഉദ്‌ നൂറുദിന പരിപാടി: 13,000 പട്ടയം വിതരണം ചെയ്യും; 50 കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ് ചെങ്കോട്ടയിലെ പതാക ദീപ് സിദ്ധുവിനൊപ്പം മോഡിയും അ ലൈഫ്‌ മിഷൻ: അടുത്ത വർഷം ഒന്നര ലക്ഷം വീടു കൂടി; മാർ 'ഒറ്റ പരിഹാരം മാത്രം; നിയമങ്ങള്‍ പിന്‍വലിക്കുക സ ഡൽഹിയിൽ പ്രക്ഷോഭം അതിശക്തം; യോഗം വിളിച്ച്‌ കേന്ദ്ര സോളാർ പീഡന കേസ് പകപോക്കല്‍ ശൈലി ഉമ്മന്‍ചാണ്ടിയുട എക്‌സിക്യൂട്ടീവാകുന്ന റിപ്പബ്ലിക് പി രാജീവ്‌ എഴു കർഷകർക്ക്‌ നേരെ ആക്രമണം അഴിച്ചുവിട്ട്‌ പൊലീസ്‌; ട് ആ ട്രാക്‌ടറുകൾ ഉരുളുന്നത്‌ കീഴടങ്ങാൻ ഒരുക്കമല്ലാത് പിന്നീട് കുതിരവട്ടത്ത്‌ എന്ത് സംഭവിച്ചു മാനസികാ ഒരു ഫോൺ കോളിൽ വെളിച്ചം വീട്ടിലെത്തും; ഇനി കെഎസ്‌ഇബ ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവിനിയോഗ ചട സോളാർ ലൈംഗിക പീഡനം സിബിഐക്ക്‌; നടപടി ഇരയായ സ്‌ത്രീ സോളാര്‍ കേസ്: സ്വാഭാവിക നടപടി; സമൂഹത്തില്‍ നിയമവാഴ വിതരണം മുതല്‍ പാര്‍ട്ടി ചുമതല വരെ: ദേശാഭിമാനി ഓര്‍ പുരോഗമിക്കുന്നത് 25,000 കോടിയുടെ നിർമാണം: മുഖ്യമന് അഞ്ചുവര്‍ഷം, 20 ലക്ഷം പേര്‍ക്ക് ജോലി; സർക്കാർ തൊഴി സംസ്ഥാനത്ത് ഭൂമിയുടെ സർവേ ഇനി ഉപഗ്രഹങ്ങൾ നിർണയിക്ക കേന്ദ്രം വഴങ്ങി, ട്രാക്ടർ ഇരമ്പും ഒരുലക്ഷം ട്രാക ഉമ്മന്‍ചാണ്ടിയെ ജനം തിരസ്‌കരിച്ചത്; കേന്ദ്ര ഏജന്‍സ കേരള പുനർനിർമാണത്തിന് 7200 കോടി പിണറായി വിജയൻ ഓപ്പൺ സർവകലാശാല ഗുരു സങ്കൽപ്പത്തിൽ പിണറായി വിജയൻ കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടവീഥി തുറന്ന് സഭയും മുറുക്കി കുടുംബവാഴ്‌ച വാദികൾ എ കെ ആന്റണിയുടെ നേത ലീഗ് തുടങ്ങിയത് 18 എംഎൽഎമാരിൽ; ഇപ്പോൾ പതിനഞ്ചര എംഎ പ്രതിപക്ഷത്തിന്റെ കള്ളം ചവറ്റുകൊട്ടയിൽ പി ശ്രീരാ ഇറ്റാലിയൻ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ 100 വയസ്സ്‌ സിഎജി റിപ്പോർട്ട്‌ സ്വാഭാവിക നീതി ലംഘിക്കുന്നത്‌ അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്‌ അവസാനം; ആലപ്പ 'എത്ര കോടി കൊടുത്തിട്ടാണ് അമരീന്ദര്‍ പുരസ്‌കാരം വാ വി ഡി സതീശന്റെ "സ്‌റ്റേറ്റ്‌' തിയറി അനുസരിച്ച് കിഫ പൊള്ളയായ പ്രതിപക്ഷ ആരോപണങ്ങള്‍ തുറന്നുകാട്ടി പി ശ് മികച്ച വ്യവസായ അന്തരീക്ഷം കേരളത്തില്‍: നിതി ആയോഗ് അര്‍ണബിന്റെ ചാറ്റ്‌: ‘രാജ്യസ്‌നേഹം’ മൂത്ത് ബിജെപി കെഎസ്‌ആർടിസിക്ക് എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ 5000 കോ ഉമ്മൻചാണ്ടിയുടെ കാലത്ത്‌ കടം ഇരട്ടി കുതിച്ചു; മോഡി ഇത് ബജറ്റിന് പുറത്തുളള കടമെടുപ്പല്ല കിഫ്‌ബിയിൽ വ പ്രതിപക്ഷം ഭരണഘടന വായിക്കണം; സിഎജിയ്ക്ക് മുന്നില്‍ തൊഴിലാളിവർഗത്തിന്റെ പ്രിയനേതാവ് എ വിജയരാഘവൻ എഴുത "ഉളുപ്പില്ലേ മിത്രങ്ങളേ, സന്നിധാനത്തെ അന്നദാന മണ്ഡ അന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി, ഇന്ന് വിദേശത്തേ മസാല ബോണ്ടിനെ കുറിച്ച് സിഎജി പറഞ്ഞത് ശുദ്ധ അസംബന്ധ വിലക്കും വിലങ്ങും അതിജീവിച്ച കാലം: ദേശാഭിമാനിയുടെ വെറും സ്വപ്നമായി കണ്ട് ചെറുതാക്കാനാവില്ല ഈ ബദലിനെ വൈറസ്‌ വകഭേദം കണ്ടെത്താൻ വിപുല പദ്ധതി ബ്രിട്ടനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും വിക്ടോറിയ സർവകലാശായുമായി ചേര്‍ന്ന് കായിക കോഴ്‌സ്‌ എൻഐഎ സമൻസ്‌ അപലപനീയം; സമരം തകർക്കാനുള്ള നീക്കം അംഗ ഗ്രാമീണ ഇന്ത്യയുടെ പ്രക്ഷോഭമാണ്; വിഘടന യുക്തികളാൽ ഡബിൾ ബെൽ പുതിയ കാലത്തിലേക്കുള്ള ബജറ്റ്‌ കെഎസ്‌ആർടിസിയിൽ യുഡിഎഫ്‌ കാലത്ത്‌ 100 കോടിയുടെ‌ ക് നാലുവർഷം: എൽഡിഎഫ്‌ സർക്കാർ പുതുപ്പള്ളിക്ക്‌ അനുവദി പട്ടികവർഗ വിഭാഗങ്ങളിലെ 125 പേർ പൊലീസ് സേനയിലേക്ക് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് പണപ്പിരിവ് ബ അഞ്ച് വര്‍ഷം-ഉല്‍പാദനം 20 കോടിയില്‍ നിന്ന് 150 കോട തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെല്‍സനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകര്‍ വളരെ നടൻ വിവേക് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ സംവിധായകൻ ശങ്കറിനെ വിലക്കണം; നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ തമിഴ് സംവിധായകൻ ശങ്കറിനെതിരെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ. പുതിയ സിനിമകൾ ചെയ്യുന്നതിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ്നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം വിലക്കേർപ്പെടുത്താനാവില്ലെന്ന കോടതി വിധി സംവിധായകന് ആശ്വാസമായി. കമല്‍ ഹാസനെ നായകനാക്കി കോൺഗ്രസ് തകരില്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട് ജയ്റാം രമേഷ് – Jaihind TV കോൺഗ്രസ് തകരില്ല പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട് ജയ്റാം രമേഷ് ന്യൂഡല്‍ഹി ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും, ആദര്‍ശങ്ങളെക്കുറിച്ചും ജനങ്ങളെ കൂടുതല്‍ അറിയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി എന്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കണം. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒരു ബാങ്കില്‍ ചേരുന്നത് പോലെയല്ല ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് അതിന്‍റെ പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവുമൊക്കെ കൊണ്ടല്ലേ. എന്നെ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി എന്നത് ഒരു തൊഴില്‍ അല്ല. ഒരു പ്രതിബദ്ധതയുടേയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ അത് ചെയ്യുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്നും ഒരു ജിതിന്‍ പ്രസാദയോ, ഒരു സിന്ധ്യയോ പോയതുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ച്ചയിലാണ് എന്നുപറയുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും പൊലീസ് സർക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം മികച്ച സാമൂഹ്യ വിശകലന റിപ്പോർട്ടർക്കുള്ള പുരസ്കാരം ജയ്ഹിന്ദ് ടിവിയിലെ ഷാരിക് നവാസിന് തിരുവല്ല സന്ദീപ് വധം തെളിവെടുപ്പിനിടെ പ്രതികളെ വളഞ്ഞ് നാട്ടുകാർ; ജനരോഷം മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സര്‍വേക്കെതിരെ എൻഎസ്എസ് കോടതിയിൽ കർഷകപ്രക്ഷോഭത്തില്‍ മരിച്ചവരുടെ കണക്കില്ലെന്ന് കേന്ദ്രം; ലോക്സഭയില്‍ കണക്ക് നിരത്തി രാഹുല്‍ ഗാന്ധി മുല്ലപ്പെരിയാറില്‍ കേന്ദ്രം ഇടപെടണം; പാർലമെന്‍റിനകത്തും പുറത്തും യുഡിഎഫ് എംപിമാരുടെ പ്രതിഷേധം ഒമിക്രോണില്‍ കേരളത്തിന് ആശ്വാസം 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ജയിലിലടച്ചത് ബിജെപിയെ പിന്തുണയ്ക്കാത്തതുകൊണ്ട് ഈശ്വരപ്പയ്ക്ക് ഡികെ ശിവകുമാറിന്‍റെ മറുപടി സംസ്ഥാനത്ത് വനിതാ കമ്മീഷന്‍ നോക്കുകുത്തിയായി മാറി; സ്ത്രീസുരക്ഷയില്‍ പിണറായി സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കും മുല്ലപ്പെരിയാർ: സർക്കാർ നിഷ്ക്രിയം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞു; വഖഫ് നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വഖഫ് നിയമനത്തില്‍ സർക്കാർ പിന്നോട്ട്; തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വിദ്വേഷ മുദ്രാവാക്യം: കണ്ണൂരില്‍ നാല് ബിജെപി പ്രവർത്തകർ അറസ്റ്റില്‍ കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, ഒഴിവാക്കിയത് ഗ്രേഡ് പേ മാത്രം; ഐഎഎസ് പ്രതിഷേധം തള്ളി ഡീന്‍ കുര്യാക്കോസ് എംപിയുടെ സമരത്തെ പിന്തുണച്ച ബിഷപ്പിനെതിരെ എംഎം മണി; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തിരുവനന്തപുരം: പ്രയാസങ്ങളുടെ കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഗർഭിണിക്കും പിന്നീട് അവളുടെ പൊന്നോമനയ്ക്കും കൂട്ടായി വെഞ്ഞാറമൂട്ടിലെ ആരോഗ്യപ്രവർത്തക കൃഷ്ണകുമാരി. നെല്ലനാട് പഞ്ചായത്തിലെ വലിയ കട്ടയ്ക്കാൽ പ്രദേശത്തെ ആശാവർക്കർ കൃഷ്ണകുമാരി ഈ കോവിഡ് കാലത്ത് പൊന്നുപോലെ കാത്തത് രണ്ടുജീവനുകളെയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം വീടുകൾ സന്ദർശിക്കാൻ പോകുമ്പോഴാണ് പ്രദേശത്ത് വാടകയ്ക്കുതാമസിക്കുന്ന രമ്യയുടെ ദുരവസ്ഥ കൃഷ്ണകുമാരി അറിയുന്നത്. തൃശ്ശൂർ സ്വദേശിയായ രമ്യയുടേതും തിരുവനന്തപുരം വിതുരസ്വദേശിയായ ശ്രീനാഥിന്റേതും പ്രണയവിവാഹമായിരുന്നു. ശ്രീനാഥിന് ഹോട്ടൽപ്പണിയിൽനിന്നുള്ള വരുമാനമാണ് ആകെയുണ്ടായിരുന്നത്. ശ്രീനാഥിന് വെഞ്ഞാറമുട്ടിലെ ഒരു ഹോട്ടലിൽ ജോലി കിട്ടിയതോടെയാണ് മാസങ്ങൾക്കുമുൻപ് ഇവർ ഇവിടേക്കെത്തിയത്. ലോക്ഡൗണായതോടെ ശ്രീനാഥിന് ജോലിപോയി. സഹായിക്കാനാരുമില്ലാതെ അന്നന്നത്തെ ആഹാരത്തിനോ എട്ടുമാസം ഗർഭിണിയായ രമ്യയ്ക്ക്‌ മരുന്നിനോപോലും വകയില്ലാതെ ഇവർ കഷ്ടപ്പെടുന്നത് കൃഷ്ണകുമാരി മനസ്സിലാക്കി. ഷീറ്റുമേഞ്ഞ കൊച്ചുകൂരയിൽ നിലത്ത് കിടന്നിരുന്ന പൂർണഗർഭിണിയായ യുവതിയുടെ അവസ്ഥ അവരുടെ മനസ്സിൽ നോവായിനിന്നു. വീട്ടിലെത്തി തന്റെ ഭർത്താവിനെയുംകൂട്ടി രമ്യയ്ക്ക് കുറച്ച് പഴങ്ങളും ഭക്ഷണസാധനങ്ങളുമായി അന്നുതന്നെ അവിടെയെത്തി. അടുത്തദിവസം ഗ്രാമപ്പഞ്ചായത്തംഗം ബിന്ദുവിനോട് കാര്യം പറഞ്ഞു. ഇരുവരുംചേർന്ന് ഈ കുടുംബത്തിനായി പലയിടങ്ങളിൽനിന്ന് സഹായമെത്തിക്കാൻ കഠിനപരിശ്രമം നടത്തി. യാത്രാസൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് എല്ലാദിവസവും ഈ വീട്ടിലെത്തി രമ്യയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി. ഭക്ഷണവും മരുന്നുമുൾപ്പെടെ ഉറപ്പാക്കി. പലതവണ തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകാനുള്ള വാഹനമൊരുക്കിയതും ഇവരായിരുന്നു. പ്രസവത്തിനായി ഏപ്രിൽ ഒൻപതിന് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും ഇവർ ഒപ്പംനിന്നു. ഏപ്രിൽ 12-ന് രമ്യ, മകൾ അതിഥിക്ക് ജന്മംനൽകി. രണ്ടാഴ്ചയ്ക്കുശേഷം വീട്ടിലെത്തിയപ്പോൾ അമ്മയ്ക്കും കുഞ്ഞിനുമായി കട്ടിലുൾപ്പെടെയുള്ള സൗകര്യങ്ങൾ കൃഷ്ണകുമാരിയുടെയും ബിന്ദുവിന്റെയും നേതൃത്വത്തിൽ ഒരുക്കി. പിന്നീട് എല്ലാ ദിവസവും അതിഥിക്കും അമ്മയ്ക്കും ആഹാരത്തിനും മരുന്നിനും സഹായമെത്തിച്ച് അവർ ഇപ്പോഴും കൂടെയുണ്ട്. എന്നാൽ, ഇവരുടെയെല്ലാം പ്രിയപ്പെട്ട അതിഥിക്കുട്ടിക്ക് ഇപ്പോഴുള്ള ചില ആരോഗ്യപ്രശ്നങ്ങൾക്ക് തുടർചികിത്സ വേണ്ടിവരും. അതിനുള്ള മാർഗം കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് കൃഷ്ണകുമാരിയും ബിന്ദുവും. കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണവുമായി കരിപ്പൂരിലിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയ പണമില്ലാത്തതിനാൽ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല; ആശാ വർക്കർ പ്രസവമെടുത്തു ആദ്യം കോവിഡ് പോസിറ്റീവ്, ഇപ്പോള്‍ കൊറോണയ്‌ക്കെതിരേ പോരാടാന്‍ മുന്‍നിരയില്‍ ബോർഡിലെ ഫോട്ടോ ചെറുതായി; മേയർ ചടങ്ങ് ബഹിഷ്‌കരിച്ചു സാക് അക്രഡിറ്റേഷൻ: ഫറൂഖ് ട്രെയിനിങ് കോളേജിന് എ പ്ലസ് ഗ്രേഡ് ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ല. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷ പുതുക്കാം. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഹെല്‍പ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഒരുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. (Shakuntala Devi Biopic അതെന്തൊരു ജീവിതമായിരുന്നു; സ്വന്തം ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, കാലത്തിനു മുന്‍പേ സഞ്ചരിച്ച ഫെമിനിസ്റ്റ് ശകുന്തള ദേവിയുടെ തിരക്കഥാകൃത്ത് നയനിക മഹ്താനി സംസാരിക്കുന്നു Making Motherhood Synonymous with Sacrifice Is Unfair to Women – ‘Shakuntala 'അതെന്തൊരു ജീവിതമായിരുന്നു; ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, കാലത്തിനു മുന്‍പേ സഞ്ചരിച്ച ഫെമിനിസ്റ്റ് ശകുന്തള ദേവി'യുടെ തിരക്കഥാകൃത്ത് നയനിക മഹ്താനി സംസാരിക്കുന്നു ആമസോണ്‍ പ്രൈമില്‍ ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ജീവചരിത്ര സംബന്ധിയായ സിനിമ ശകുന്തള ദേവിയുടെ തിരക്കഥാകൃത്ത് നയനിക മഹ്താനിക്ക് ആ സിനിമയുടെ തിരക്കഥ കേവലം ഒരു ഗണിത ശാസ്ത്ര പണ്ഡിതയുടേത് മാത്രമല്ല; ഒരു നല്ല അമ്മയാകുന്നതിനു വേണ്ടി കരിയറിലും ലക്ഷ്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്ന ഒരു സ്ത്രീയുടേതു കൂടിയാണ്. ആ അര്‍ത്ഥത്തില്‍ നയനിക സിനിമയോട് ഏറെ സാദൃശ്യങ്ങള്‍ പുലര്‍ത്തുന്നു. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന, പ്രധാനമായും കൊല്‍ക്കത്തയില്‍, നയനിക ഐഐഎം ബാംഗ്ലൂരിലെ പഠനത്തിനു ശേഷം ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കര്‍ ആയി കരിയര്‍ ആരംഭിച്ചു. ആഫ്രിക്കയില്‍ കുറച്ചു വര്‍ഷങ്ങള്‍ ചിലവഴിച്ചതിനു ശേഷം തന്‍റെ മനസ്സ് പറയുന്നത് കേട്ട് എഴുത്തിലേക്ക്‌ തിരിഞ്ഞ നയനിക ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു പെണ്മക്കള്‍ക്കുമൊപ്പം ലണ്ടനില്‍ താമസിക്കുന്നു. ഇതിനോടകം കുട്ടികള്‍ക്കു വേണ്ടിയുള്ള രണ്ടു പുസ്തകങ്ങളും ഒരു നോവലും നയനിക എഴുതിയിട്ടുണ്ട്. നയനിക മഹ്താനി ഇ-ഷീ.ഇന്‍-ന്റെ നേഹാ കിര്‍പാലുമായി സംസാരിക്കുന്നു ?ശകുന്തള ദേവി എന്ന സിനിമയ്ക്ക് ആവശ്യമായ റിസര്‍ച്ച് വര്‍ക്കുകള്‍ എങ്ങനെയായിരുന്നു പൊതുവായി ലഭ്യമായിരുന്ന വസ്‌തുക്കള്‍ക്ക് പുറമേ, ഈ വിഷയത്തില്‍ ഞങ്ങളുമായി സഹകരിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ശകുന്തള ദേവിയുടെ മകളായ അനുപമ ബാനര്‍ജിയാണ്. എന്‍റെ സഹ എഴുത്തുകാരിയും സംവിധായകയുമായ അനു മേനോനും ഞാനും സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഈ കൂടികാഴ്ചകളില്‍ ആയിരുന്നു ഈ സിനിമയുടെ കഥ ഒരു അമ്മയുടെയും മകളുടെയും ബന്ധത്തിലൂടെ പറയേണ്ടുന്ന കഥയാണെന്ന് ഞങ്ങള്‍ തീരുമാനിക്കുന്നത്. ശകുന്തള ദേവിയെ ഞാന്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നത് ഒരു ഗണിതമാന്ത്രികയായും മനുഷ്യ കമ്പ്യൂട്ടര്‍ ആയിട്ടുമൊക്കെയായിരുന്നു. എന്നാല്‍ അവരുടെ മകളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് വെറുമൊരു ഗണിതശസ്ത്ര പ്രതിഭ എന്നതിനപ്പുറം ശകുന്തള ദേവിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഞങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. അത് കഥയെ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നതും ജീവിത ഗന്ധിയും പ്രചോദനാത്മകവുമാക്കി. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, ശകുന്തളുടെ മകള്‍ അനുപമ ഒരിക്കല്‍ പോലും തന്‍റെ അമ്മയുടെ ജീവിതത്തെ വാഴ്ത്തിപ്പാടിയില്ല എന്നതാണ്. തന്‍റെയുംഅമ്മയുടെയും ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ സത്യസന്ധമായി പറഞ്ഞു എന്നുള്ളതാണ്. അതെന്തൊരു ജീവിതമായിരുന്നു. സ്വന്തം ജീവിതം സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചു ജീവിച്ച, ബുദ്ധിമുട്ടേറിയ പരിതസ്ഥിതികളില്‍ ജീവിച്ചിട്ടും തളര്‍ന്നു പോകാതെ, തന്‍റെ കഴിവിനെ പരിപോഷിപ്പിച്ച് ലോകം അറിയപ്പെടുന്ന ഒരു ആളായി മാറുകയും, ഒരു വീട്ടമ്മ എന്നതിനപ്പുറം ഒരു ജീവിതം തിരഞ്ഞെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് മനസിലാക്കുകയും, തന്‍റെ കുറ്റങ്ങളുടെയും കുറവുകള്‍ക്കുമൊപ്പം, ഒരു ഫെമിനിസ്റ്റായി, ജീവിച്ച കാലത്തിനു മുന്‍പേ സഞ്ചരിച്ച പ്രതിഭ. സിനിമയുടെ തിരക്കഥ എഴുത്തിനെ കൂടുതല്‍ രസകരമാക്കിയ മറ്റൊരു കാര്യം അവരുടെ നര്‍മബോധം ആയിരുന്നു. അത് അവരുടെ തന്നെ ചില ഷോകളില്‍ നിന്നും വ്യക്തമാണ്. അതിനോടൊപ്പം ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അവരെ വ്യത്യസ്തയാക്കുന്നു. അവര്‍ ഒഴു എഴുത്തുകാരിയും (നിഗൂഡ കൊലപാതക നോവലുകള്‍, ഗണിത പ്രശ്നങ്ങള്‍, സ്വവര്‍ഗാനുരാഗം, പാചകം എന്നിങ്ങനെ പല വിഷയങ്ങളില്‍) ഒരു ജ്യോതിശാസ്ത്രജ്ഞയും കൂടിയാണ്. രാഷ്ട്രീയം, യാത്രകള്‍, പുതിയ ഭാഷകള്‍ പഠിക്കുക, പുതിയ ആളുകളുമായി പരിചയത്തില്‍ വരിക, സംഗീതം, നൃത്തം അങ്ങനെ പലതിലും താത്പര്യമുണ്ടായിരുന്നിട്ടു കൂടി അവര്‍ അറിയപ്പെടുന്നത് ഒരു ഗണിതശാസ്ത്ര ബുദ്ധിജീവി എന്ന പേരിലാണ്. ? സിനിമ മാതൃത്വത്തെക്കുറിച്ച് ശക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. ശകുന്തള ദേവിയുടെ പോരാട്ടവും ജീവിതവും ഇന്നത്തെ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നത് ആ പോരാട്ടങ്ങള്‍ക്ക് ഇന്നും വളരെ പ്രസക്തിയുണ്ട്. നമ്മളില്‍ പലരും ഒരു അമ്മയുടെ ജോലിയും കരിയറും ഒരുമിച്ചു കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുന്നവരാണ്. ഈ കഥ പറയേണ്ടത്തിന്‍റെ ആവശ്യം ഞങ്ങള്‍ക്ക് തോന്നിയതിനു പിന്നിലെ കാരണവും അത് തന്നെയാണ്. കുടുംബത്തിന്‍റെ കാര്യം വന്നു കഴിയുമ്പോള്‍ പൂര്‍ണതയുടെ മാതൃകകള്‍ ആകണം സ്ത്രീകള്‍ എന്ന സങ്കല്‍പം നമ്മളില്‍ പലര്‍ക്കുമുണ്ട്. അത് പലപ്പോഴും അവരുടെ സ്വപ്നങ്ങള്‍ ബലി കൊടുത്തിട്ടാണെങ്കില്‍ കൂടിയും. തന്‍റെ കുടുംബത്തേക്കാള്‍ മുകളില്‍ സ്വന്തം ആഗ്രഹങ്ങളും താത്പര്യങ്ങളും ലക്ഷ്യങ്ങളും വെയ്ക്കുന്ന സ്ത്രീകളെ നമ്മള്‍ പലപ്പോഴും വിളിക്കാറുള്ളത് സ്വാര്‍ത്ഥര്‍ എന്നാണ്. ഹിന്ദി സിനിമകളിലെ അമ്മ വേഷങ്ങള്‍ പലതും സമൂഹത്തിന്‍റെ ഇത്തരം താത്പര്യങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ് അമ്മ എന്ന കഥാപാത്രത്തെ വളരെ ഉയരത്തില്‍ പ്രതിഷ്ടിക്കുകയും, മാതൃത്വം എന്നത് ത്യാഗവുമായി കൂട്ടി വായിക്കുകയും ചെയ്യുന്ന രീതി. അത് സ്ത്രീകള്‍ക്ക് ചുമക്കേണ്ടി വരുന്ന ഒരു ഭാരമാണ് പലപ്പോഴും. എഴുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാശ്ചാത്യ രാജ്യത്ത് വെള്ളക്കാരായ ഗണിത ശാസ്ത്രജ്ഞര്‍ക്ക് ആധിപത്യമുണ്ടായിരുന്ന കാലത്ത് കരിയര്‍ ആരംഭിച്ച ശകുന്തള ദേവിക്ക് അപ്പോള്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടായിക്കാണും എന്നെനിക്കു ചിന്തിക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അതൊന്നും അവരെ തടഞ്ഞിരുന്നില്ല, വാസ്തവത്തില്‍ അവര്‍ അവരുടെ ലിംഗമോ ജാതിയോ ഒന്നും തന്‍റെ ജീവിതത്തെ സ്വാധീനിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ മുന്നിലേക്ക്‌ തന്നെ പോയി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. ഞാന്‍ കരുതുന്നത് ഈ കഥ നമ്മളെ പോലെയുള്ള സ്ത്രീകളുടെ ജീവിതത്തിന് കൂടുതല്‍ സഹായകമാകും എന്നതാണ്. നമ്മളില്‍ പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കുറ്റബോധം അനുഭവിച്ചിട്ടുള്ളവരാകും. ഒന്നുകില്‍ വേണ്ടത്ര പരിശ്രമിക്കാതിരുന്നതിന് അല്ലെങ്കില്‍ വേണ്ടതില്‍ കൂടുതല്‍ പരിശ്രമിച്ചു എന്നുള്ള തോന്നല്‍ കൊണ്ട്. ഈ പറഞ്ഞതും ശകുന്തള ദേവിയുടെ കഥ ഞാന്‍ ഇഷ്ടപ്പെടുന്നതിനുള്ള മറ്റൊരു കാരണമാണ്. ? മുഴുവന്‍ സ്ത്രീകളായ സഹപ്രവര്‍ത്തകരുടെ കൂടെ ജോലി ചെയ്ത അനുഭവം എങ്ങനെ ഉണ്ടായിരുന്നു ഞങ്ങളുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും സ്ത്രീ ശക്തിയുടെ മികച്ച ഉദാഹരണങ്ങളാണ്. അങ്ങേയറ്റം പ്രതിഭാധനയായ വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന കഥാപാത്രത്തിനു ജീവന്‍ കൊടുത്തു; മറ്റാരെക്കളും നന്നായി. അനുപമയുടെ വേഷം ചെയ്തത് മനോഹരിയായ സന്യ മല്‍ഹോത്രയാണ്. വിദ്യയെയും അനുപമയേയും സ്ക്രീനില്‍ ഒന്നിച്ചു കാണുക എന്നു പറയുന്നത് മറക്കാനാകാത്ത ഒരനുഭവമാണ്. അനു മേനോന്‍ ആയിരുന്നു ഞങ്ങളുടെ സംവിധായിക. അനുവും ഞാനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്. സംഭാഷണങ്ങള്‍ രചിച്ചത് ഇഷിത മോയിത്രയാണ്. കെയ്‌കോ നകഹാരയാണ് ഛായാഗ്രാഹണം. വസ്ത്രാലങ്കാരം നിഹാരിക ഭാസിന്‍ ഖാന്‍, സിനിമയുടെ എഡിറ്റര്‍ അന്തര ലാഹിരി. മീനാല്‍ അഗര്‍വാള്‍, വിന്‍തീ ബന്‍സല്‍ എന്നിവരാണ്‌ പ്രൊഡക്ഷന്‍ ഡിസൈനര്‍സ്. ശിഖ ആരിഫ് ശർമ, റെഡ്ഡിത ടാൻഡൺ എന്നിവരായിരുന്നു സിനിമയുടെ നിർമ്മാതാക്കൾ. ഇങ്ങനെയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് ശരിക്കും അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ മികച്ച കഴിവ് പുറത്തെടുക്കുകയും സന്തോഷത്തോടെ മറ്റുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുകയും ചെയ്തു. വിദ്യ സെറ്റിലുണ്ടാകുക എന്ന് പറയുന്നത് ഒരു പോസിറ്റീവ് അനുഭവവും സന്തോഷവും തരുന്ന കാര്യമാണ്. അത് അവര്‍ ഏതു സെറ്റില്‍ പോയാലും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. തീര്‍ച്ചയായും ഞങ്ങള്‍ക്കൊപ്പം പുരുഷന്‍മാരും ഉണ്ടായിരുന്നു. ഞങ്ങളുടെ നിര്‍മാതാവായ വിക്രം മല്‍ഹോത്ര, ശകുന്തള ദേവിയുടെ ഭര്‍ത്താവായി അഭിനയിച്ച ജിഷു സെന്‍ഗുപ്ത, മരുമകനായി അഭിനയിച്ച അമിത് സാദ് തുടങ്ങിയവര്‍. ? കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ എഴുതുന്നതില്‍ നിന്നും ഒരു മുഖ്യധാരാ ബോളിവുഡ് സിനിമയുടെ തിരക്കഥാകൃത്താവുക; എങ്ങനെയാണ് അത് സംഭവിച്ചത് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യം, ഒരു കഥയാണ് അത് പറയേണ്ടുന്ന ആളിനെയും സമയത്തേയും തിരഞ്ഞെടുക്കുന്നത് എന്നാണ്. എനിക്ക് ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ശകുന്തള ദേവി ഞങ്ങളുടെ സ്കൂളില്‍ വരികയും അവരുടെ അസാധാരണമായ ഗണിത വൈഭവം പുറത്തെടുക്കുകയും ചെയ്തിരുന്നു. ആ സംഭവം എനിക്കിപ്പോഴും ഓര്‍മയുണ്ട്. വളരെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു മായാജാലക്കാരനെ പോലെ ഒരു തൊപ്പിക്കുള്ളില്‍ നിന്നും പുറത്തെടുക്കുന്നത് ഞാന്‍ കണ്ടു. ഞങ്ങളുടെ പ്രധാനാധ്യാപികയുടെ ഗണിതത്തിലുള്ള കഴിവ് അത്ര പോരായെന്നു അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍; കുട്ടികള്‍ പൊട്ടിച്ചിരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അവരും അവര്‍ കാഴ്ച വെച്ച പരിപാടിയും വര്‍ഷങ്ങളായി ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരിയായപ്പോള്‍ അവരുടെ കഥയാണ് എനിക്ക് പറയാനായി തോന്നിയത്. കാരണം സിനിമയുടെ കേന്ദ്രകഥാപാത്രം 1920-കളില്‍ ജനിച്ച, അക്കങ്ങളെയും സംഖ്യകളെയും സ്നേഹിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി തീരുകയും ചെയ്ത ഒരു ഇന്ത്യന്‍ വനിതയാണെന്നത് ഒരു പുതുമയുള്ള കാര്യമാകും എന്ന് എനിക്ക് തോന്നിയിരുന്നു. പിന്നീട് വന്നപ്പോള്‍ സംവിധായകയായ എന്‍റെ സുഹൃത്ത് അനു മേനോനും ആ വിഷയത്തില്‍ ഒരു സിനിമ ചെയ്യുക എന്നുള്ളത് താത്പര്യമുള്ള ഒരു കാര്യമായി വന്നു. ശകുന്തള ദേവിയുടെ മകളും ഞങ്ങളെപ്പോലെ ലണ്ടനിലാണ് താമസിക്കുന്നതെന്നും സ്വന്തം അമ്മയുടെ കഥ പറയുന്നതിന് ഒരുക്കമാണെന്നും ഞങ്ങള്‍ പിന്നീട് അറിഞ്ഞു. എല്ലാം ഒത്തു വന്നത് പോലെയായിരുന്നു അത്. ഞങ്ങള്‍ മൂന്നു പേരും ഒരിടത്ത് ശകുന്തള ദേവിയുടെ കഥ പറയുന്നതിന് ഒന്നിച്ചു. ?ഒരു ഇന്‍വെസ്റ്റുമെന്‍റ് ബാങ്കറില്‍ നിന്നും ഒരു കഥാകൃത്തായി മാറിയത് എങ്ങനെയാണ്? അത് വളരെ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്. ഐഐഎം-ലെ പഠനത്തിനു ശേഷം ഞാന്‍ ANZ ഗ്രിൻഡ്‌ലേസ് ബാങ്കിലും പിന്നീട് ജെ പി മോർഗൻ ചേസിലും ജോലി ചെയ്തു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ആഫ്രിക്കയില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ സെസാമി വര്‍ക്ക്ഷോപ്പിന്‍റെ ഒരു റൈറ്റിംഗ് ഓഡിഷനില്‍ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു (സെസാമി വര്‍ക്ക്ഷോപ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യം വെച്ചു കൊണ്ട് നടത്തുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ് സെസാമിയുടെ സ്ട്രീറ്റ് എന്ന പരിപാടിയുടെ ഇന്ത്യന്‍ ചാപ്റ്ററിന് വേണ്ടി അവരുടെ ഔട്ട്‌റീച് പരിപാടിയുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ലഭ്യതയില്ലാത്ത കുട്ടികളെ ലക്ഷ്യം വെച്ചു കൊണ്ട് കണ്ടന്‍റ് നിര്‍മ്മിക്കുന്നതിലേക്കായി ഞാന്‍ പ്രവര്‍ത്തിക്കുകയുണ്ടായി. അങ്ങനെയാണ് എനിക്ക് എഴുത്തിലുള്ള താത്പര്യം ഞാന്‍ മനസ്സിലാക്കിയത്. അതിനു ശേഷം ഞാന്‍ കോപ്പിറൈറ്റിംഗില്‍ ഏര്‍പ്പെട്ടു. ആ സമയത്ത് എന്‍റെ കുട്ടികള്‍ തീരെ ചെറുപ്പമായിരുന്നു അതുകൊണ്ട് എനിക്ക് വീട്ടില്‍ തന്നെയിരുന്നു ജോലി ചെയ്യാന്‍ അത് സഹായിച്ചു. 2015 ആയപ്പോഴേക്കും ഞാന്‍ എന്‍റെ ആദ്യ പുസ്തകമായ Ambushed പെന്‍ഗ്വിന്‍ റാന്‍റം ഹൗസ് പ്രസിദ്ധീകരിച്ചു. അതിനു ശേഷം രണ്ടു പുസ്തകങ്ങളും ഒരു സിനിമയുടെ തിരക്കഥയും ഞാന്‍ എഴുതി. ? നിങ്ങള്‍ ആദരവോട് കൂടി കാണുന്ന നിങ്ങളുടെ സമകാലീനര്‍ ആരൊക്കെയാണ്? ഷോണ്ട റൈംസ് അല്ലെങ്കിൽ ഫോബ് വാലർ-ബ്രിഡ്ജ് എന്നിവരെപ്പോലെയൊക്കെ എഴുതാനോ കുറഞ്ഞ പക്ഷം ചിന്തിക്കാനോ എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഹിന്ദി സിനിമയിലും വളരെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കള്‍ ഉണ്ട്. അതിക ചോഹൻ, വരുൺ ഗ്രോവർ, റീമ കഗ്തി, സോയ അക്തർ, അലങ്കൃത ശ്രീവാസ്തവ എന്നിവരെയൊക്കെ ഞാന്‍ വളരെയധികം ആദരിക്കുന്നു. ശകുന്തള ദേവിയുടെ സംഭാഷണങ്ങള്‍ എഴുതിയ ഇഷിത മോയിത്രയോട് ഒരു വലിയ നന്ദി എനിക്ക് പറയാനുണ്ട്‌. ഒരു നവാഗതയായ എനിക്ക് അവര്‍ വളരെയധികം പിന്തുണകള്‍ തന്നു. ? നിങ്ങളുടെ ഏറ്റവും പുതിയ പുസ്തകം എക്രോസ് ദി ലൈന്‍ (പെന്‍ഗ്വിന്‍ ഹൗസ് പബ്ലിഷ് ചെയ്തത്) ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കഥയാണ്. പുസ്തകത്തെ കുറിച്ച് കൂടുതല്‍ പറയാമോ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ കഥകള്‍ നമ്മള്‍ തിരഞ്ഞെടുക്കുകയല്ല നമ്മളെ തിരഞ്ഞെടുക്കുകയാണ്. എക്രോസ് ദി ലൈന്‍ എന്ന പുസ്തകത്തിന്‍റെ തുടക്കം എനിക്കു പത്തു വയസ്സുണ്ടായിരുന്നപ്പോള്‍ എന്‍റെ മുത്തശ്ശനുമായി സംസാരിക്കാതെ പോയ ഒരു സംഭാഷണത്തെ തുടര്‍ന്നാണ്‌ ഉണ്ടാകുന്നത്. എന്‍റെ മുത്തശ്ശനും മുത്തശ്ശിയും വിഭജനത്തെ തുടര്‍ന്ന് അഭയാര്‍ഥികള്‍ ആക്കപ്പെട്ട ആളുകളാണ്. എന്നാല്‍ ജീവിതത്തിലെ ഇത്രയും സംഭവബഹുലമായ ഒരു സംഭവത്തെ കുറിച്ച് അവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. ഒരിക്കല്‍ അതുണ്ടായി പക്ഷേ ആ സംഭാഷണം പൂര്‍ത്തിയാക്കപ്പെട്ടില്ല. അന്ന് പറയാതെ ബാക്കി വെച്ച കാര്യങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. അന്ന് സംസാരിച്ച കാര്യങ്ങളിലേക്ക് വീണ്ടും പോകണം എന്നെനിക്കു തോന്നി, അതിനുള്ള ഏക മാര്‍ഗം എഴുതുക എന്നുള്ളതായിരുന്നു. പുസ്തകത്തിന് രണ്ടു ഭാഗങ്ങള്‍ ആണുള്ളത്. ആദ്യത്തേത് 1947ലാണ് സംഭവിക്കുന്നത്. രണ്ടാമത്തേത് ഇക്കാലത്ത്. ആരെയും കുറ്റപ്പെടുത്തുക എന്നുള്ള ഉദ്ദേശ്യത്തോടെയല്ല ഞാന്‍ ഈ പുസ്തകം എഴുതിയത്. പകരം നമ്മളുടെ യുവാക്കള്‍ക്ക്, രാജ്യത്തിന്‍റെ ഇപ്പോഴത്തെ പ്രക്ഷുബ്ധമായ സമയത്ത് അന്ന് വിഭജനത്തിലേക്ക് എത്തിച്ച കാര്യങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുന്നതിനുള്ള ഒരു ജാലകമാണ്. പരസ്പരം മതിലുകള്‍ കെട്ടിപ്പൊക്കുന്ന ഇന്നത്തെ മനു ഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ പുസ്തകം മാറുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രശസ്തമായ സൗത്ത് ഏഷ്യ ബുക്ക് അവാര്‍ഡിന്‍റെ ഓണര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള പുസ്തകമാണ് 'എക്രോസ്സ് ദി ലൈന്‍ പോരാത്തത്തിന് സച്ചിൻ തെണ്ടുൽക്കർ, വിദ്യാ ബാലൻ, ഷർമീൻ ഒബെയ്ദ്-ചിനോയ് എന്നിങ്ങനെ അതിര്‍ത്തിയുടെ രണ്ടു വശത്തുമുള്ള ആളുകളില്‍ നിന്നും പുസ്തകത്തിന് പ്രശംസകള്‍ കിട്ടിയിട്ടുണ്ട്. ഷർമീൻ ഒബെയ്ദ്-ചിനോയ് ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള പാകിസ്താനി സംവിധായകനാണ്. ? ഏതൊക്കെയാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതാനും സിനിമകള്‍? കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു ഫേസ്ബുക്ക്‌ ചലഞ്ചിന്‍റെ ഭാഗമായി എനിക്കിഷ്ടപ്പെട്ട ഏതാനും സിനിമകളുടെ ഒരു പട്ടിക ഞാന്‍ തയ്യാറാക്കിയിരുന്നു. യാദൃശ്ചികമായി ആ സിനിമകള്‍ പലതും സ്ത്രീ സംവിധായകര്‍ അല്ലെങ്കില്‍ എഴുത്തുകാരുടേതാണ്. 36 ചൌരംഗീ ലയ്ന്‍, ദി നെയിംസേക്ക്, പെർസെപോളിസ്, ലേഡി ബേർഡ്, കപെർനാം, മൺസൂൺ വെഡ്ഡിംഗ്, ഗല്ലി ബോയ്, എ ഡെത്ത് ഇൻ ദി ഗുഞ്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി Malappuram Life പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍ 30ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് മഞ്ചേരി ചീഫ് ജുഡഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. രശ്മി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നാരോപിച്ച് പരാതിക്കാരന്‍ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി നടുത്തൊടി സലീം സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ആഗസ്റ്റ് 11നാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലാക്കിയത്. എല്ലാ രണ്ടാഴ്ചയും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കര്‍ണാടകയില്‍പോയി അന്വേഷണം നടത്താന്‍ കോവിഡ് നിയന്ത്രണങ്ങള്‍ തടസമാണെന്നും നിയന്ത്രണങ്ങളില്‍ ഇളവുവരുന്ന മുറക്ക് അന്വേഷണം നടത്തുമെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ ആദ്യ റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയും കോളജുകളും സ്‌കൂളുകളുമടക്കം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴായിരുന്നു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് 2020 ഏപ്രിലില്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി, ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കര്‍ണാടകയില്‍പോയി രേഖകളും തെളിവുകളും ശേഖരിച്ചതായും അവ ഇംഗ്ലീഷിലേക്ക്് മൊഴിമാറ്റിയതായും വ്യക്തമാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സലീമിന്റെ അഭിഭാഷകന്‍ ഹാജരാക്കിയതോടെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയ കോടതി സമ്പൂര്‍ണ്ണ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറിയാണ് ക്രൈം ബ്രാഞ്ച് ഹാജരാക്കിയത്. ഹൈക്കോടതി തള്ളിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിനു പകരം ക്രൈം ബ്രാഞ്ചിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി കര്‍ക്കശ നിര്‍ദ്ദേശം നല്‍കി. ഇതോടെ പി.വി അന്‍വര്‍ എം.എല്‍.എ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കാണിച്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പി വിക്രമന്‍ സെപ്തംബര്‍ 30തിന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ വഞ്ചനാകുറ്റത്തിന് പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യാത്തതെന്താണെന്ന് സലീമിന്റെ അഭിഭാഷകന്‍ ചോദ്യം ഉയര്‍ത്തി. എന്നാല്‍ തുടര്‍ന്നും അന്വേഷത്തില്‍ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചുവരുത്തുന്നത്. മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് തിരൂര്‍ വൈലത്തൂരിലേക്ക് തെര്‍മോകള്‍ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നര്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് എനിക്കും നായികയാകാമല്ലോ പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്! എനിക്കും നായികയാകാമല്ലോ പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്! എനിക്കും നായികയാകാമല്ലോ പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്! അധികം മലയാളികൾക്കിടയിൽ പരിചിതമല്ലെങ്കിലും കീർത്തി സുരേഷിന്റെ സഹോദരിയും സഹസംവിധായികയുമാണ് രേവതി സുരേഷ്. ഇപ്പോഴിതാ, വണ്ണമുള്ളത് കാരണം ജീവിതത്തില്‍ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് രേവതി സുരേഷ്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് രേവതി പറയുന്നത്. ‘ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്. എനിക്കും നായികയാകാമല്ലോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവര്‍ ചാന്‍സ് തരാത്തതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്,’ രേവതി സുരേഷ് പറയുന്നു. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകള്‍ പരിഹസിച്ചിരുന്നുവെന്നും ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു. തടിയുടെ പേരില്‍ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നുവെന്നും അവര്‍ പറയുന്നു. അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന് ഒരിക്കല്‍ ലൊക്കേഷനില്‍ വെച്ച് ഒരാള്‍ ചോദിച്ചു. വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാന്‍ പോലും ഞാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന ഫീല്‍ ആയിരുന്നു. സിനിമയുടെ അണിയറയില്‍ നില്‍ക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളത്,’ രേവതി കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രിയദര്‍ശനൊപ്പം സഹസംവിധായികയായി തുടങ്ങിയ രേവതിയിപ്പോള്‍ സ്വതന്ത്ര സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ കാണാൻ കൊള്ളില്ല കീർത്തി സുരേഷിനെ കാണാൻ കൊള്ളാം രേവതി സുരേഷ് പറയുന്നു വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്… ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. ഇപ്പോഴിതാ വാരിയംകുന്നന്‍ എന്ന സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു നടന്‍ ജോജു ജോര്‍ജ് ഇടതുമുന്നണി നേടിയ ഉപതെരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ ഇന്ത്യക്കാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേത്. ഇപ്പോഴിതാ അദ്ദേത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു നാട്ടിൽ എത്തിയപ്പോൾ താൻ അറിഞ്ഞു, കോൺടാക്ട് ചെയ്യാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല; അഭിനന്ദനമറിയിച്ച് മോഹൻലാൽ വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ് മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്… അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍ മോഡലുകൾക്ക് സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തി… ബിയറിൽ ലഹരി കലർത്തിയോ എന്ന് സംശയം; അടിമുടി ദുരൂഹത വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്… ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍ ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന്‍ എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ ‘ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സിനിമ, ചരിത്രത്തെ വളച്ചൊടിക്കാത്തതാണോ തെറ്റ്’: ഷോണ്‍ ജോര്‍ജ് ചെറുപ്പക്കാര്‍ സിഗരറ്റ് വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി സർക്കാർ ജർമനിയുമായി ദൃഢമായ ബന്ധത്തിന് താല്പര്യം ഷീ ജിൻ പിംഗ് പിതാവ് വീട്ടിൽ മരിച്ചുകിടന്നിട്ടും കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ല, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ‘ചൂടുവെള്ളത്തീന്ന് ചാടി രക്ഷപ്പെട്ട് ആരെങ്കിലും അടുത്ത് കാണുന്ന പടുകുഴിയില്‍ ചാടുമോ പൊള്ളൽ മാറാൻ?’: ജസ്ല മാടശ്ശേരി ദില്ലി കലാപം ലോക്‌സഭയില്‍ ഇന്നും കയ്യാങ്കളി ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച് ടി എന്‍ പ്രതാപന്‍ രമ്യാ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളി പ്രതിപക്ഷം നടുത്തളത്തില്‍ ദില്ലി: ദില്ലി കലാപത്തെച്ചൊല്ലി ഉടന്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ വീണ്ടും കയ്യാങ്കളി. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനിടെ ടി എന്‍ പ്രതാപന്‍ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ആലത്തൂര്‍ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായി ഇന്നും കയ്യാങ്കളി ഉണ്ടായി. ദില്ലി കലാപത്തെക്കുറിച്ച് ഇന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാകാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ലോക്‌സഭയില്‍ ബില്ല് പാസ്സാക്കാനുള്ള നടപടികള്‍ മുന്നോട്ടുപോവുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. മാത്രവുമല്ല ഇനി അച്ചടക്കലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും, ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാര്‍ പോയാല്‍ ഈ സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഇന്ന് രാവിലെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഒപ്പം സഭയിലേക്ക് പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും കൊണ്ടുവരരുതെന്നും ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു. പ്രതിപക്ഷം ഒരു വശത്ത് നിന്ന് മുദ്രാവാക്യം വിളികള്‍ തുടങ്ങിയപ്പോഴും നടപടികള്‍ നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറാകാതിരുന്നതിനാല്‍ പ്രതിപക്ഷനേതാവായ അധിര്‍ രഞ്ജന്‍ ചൗധുരി സ്പീക്കറുടെ വിലക്ക് ലംഘിച്ച് ഓടി ഭരണപക്ഷത്തിന്റെ ഭാഗം വഴി സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതോടെ, ബിജെപി എംപിമാര്‍ ചൗധുരിയെ തടയാന്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി വനിതാ എംപിമാര്‍ നടുത്തളത്തിലിറങ്ങി നിന്നു. പ്രതിപക്ഷ എംപിമാര്‍ മറുവശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ശ്രമം. അവിടേക്ക് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം എത്തി, ഇതിനിടെയാണ് രമ്യാ ഹരിദാസ് എംപിയും ഒരു ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാന്‍ ഈ ബിജെപി എംപി ശ്രമിച്ചപ്പോള്‍ കുതറിമാറി മുന്നോട്ട് കുതിക്കാന്‍ രമ്യാ ഹരിദാസും ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി. ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതില്‍ ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്നാല്‍ എന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരായിരിയ്ക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാംഘട്ട സെൻസസിനൊപ്പം എൻപിആറിന്റെ രണ്ടാംഘട്ടം ആരംഭിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി; പ്രതികരണവുമായി രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു: പാര്‍ലമെന്റില്‍ രോഷം പ്രകടിപ്പിച്ച് സ്മൃതി ഇറാനി കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം ഇടങ്കോലിടുന്നു: കെ റെയില്‍ ലോക്‌സഭയില്‍ ഉന്നയിച്ച് സിപിഎം എം.പി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കി വിവാദ കര്‍ഷക നിയമം പിന്‍വലിക്കല്‍: ലോക്‌സഭയില്‍ ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ ‘ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സിനിമ, ചരിത്രത്തെ വളച്ചൊടിക്കാത്തതാണോ തെറ്റ്’: ഷോണ്‍ ജോര്‍ജ് ചെറുപ്പക്കാര്‍ സിഗരറ്റ് വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി സർക്കാർ ജർമനിയുമായി ദൃഢമായ ബന്ധത്തിന് താല്പര്യം ഷീ ജിൻ പിംഗ് പിതാവ് വീട്ടിൽ മരിച്ചുകിടന്നിട്ടും കൂടെ താമസിക്കുന്ന മകൻ അറിഞ്ഞില്ല, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ‘ചൂടുവെള്ളത്തീന്ന് ചാടി രക്ഷപ്പെട്ട് ആരെങ്കിലും അടുത്ത് കാണുന്ന പടുകുഴിയില്‍ ചാടുമോ പൊള്ളൽ മാറാൻ?’: ജസ്ല മാടശ്ശേരി ← യു.പിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഗാന്ധി പ്രതിമക്ക് കാവിയടിച്ചു ഫ്രഷ് ടു ഹോം: മത്സ്യ-മാംസാദികളുടെ ഡയറക്ട് മാര്‍ക്കറ്റിങ്ങിലൊരു മലയാളി സ്പര്‍ശം → വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ശക്തമായി തിരിച്ചടിച്ച് ഇന്ത്യ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയില്‍നിന്നു ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി ബാങ്കിൻറെ പുനരാവിഷ്കരണത്തിനുശേഷം, മോഡിയുടെ മറ്റൊരു വലിയ നീക്കം ജിഎസ് ടി നിരക്കില്‍ വന്‍ അഴിച്ചുപണി ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ലേലം ചെയ്തു സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാൻ പൊതു താല്പര്യ ഹർജി 2003 ലെ തിരുവോണനാളില്‍ ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയായ ബാംഗളൂരില്‍നിന്ന് പ്രതിമാസ വാര്‍ത്താപത്രികയായി പ്രവാസഭൂമി പ്രസദ്ധീകരണമാരംഭിച്ചു. Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ മുംബയിൽ 29കാരിയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചതായി പരാതി മുംബൈ കെട്ടിടദുരന്തം: മരണസംഖ്യ ആറായി, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി ആശങ്ക ഏഴു നില കെട്ടിടം തകര്‍ന്നു വീണ് മുംബൈയിലെ പടിഞ്ഞാറന്‍ മേഖലയിലെ സാന്താക്രൂസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഏഴുപേരെ പരിക്കുകളോടെ പാകിസ്ഥാനി ബാന്‍ഡിനെതിരെ മുംബായില്‍ ശിവസേനയുടെ പ്രതിഷേധം പാക്കിസ്ഥാനി സംഗീതജ്ഞര്‍ രാജ്യം വിടണം എന്നാവശ്യപ്പെട്ട് ശിവസേനയുടെ പ്രതിഷേധം.പാകിസ്ഥാനില്‍ നിന്നുള്ള മ്യൂസിക് ബാന്‍ഡ് ആയ മെകാല്‍ ഹസനിലെ പാട്ടുകാര്‍ക്ക് നേരെ രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മുംബൈയില്‍ ഉദ്ഘാടനം ചെയ്തു രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ മുംബൈയില്‍ ഉദ്ഘാടനം ചെയ്തു.പൊതുജനങ്ങള്‍ക്കായി ഞായറാഴ്ച മോണോറെയില്‍ സര്‍വീസ് തുറന്നുകൊടുക്കും.മുംബൈ രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് ശനിയാഴ്ച മുംബൈയില്‍ ഓടിത്തുടങ്ങും. നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് ശനിയാഴ്ച മുംബൈയില്‍ ഓടിത്തുടങ്ങും. വൈകിട്ട് മൂന്നിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍ ടോള്‍ ആവശ്യപ്പെട്ടാല്‍ ആക്രമിക്കാനും അടിച്ചു തകര്‍ക്കാനും പാര്‍ട്ടി പ്രവര്‍ത്തകരോട് രാജ് താക്കറെയുടെ ആഹ്വാനം മഹാരാഷ്ട്രയില്‍ എവിടെയും ടോള്‍ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കാനും ടോള്‍ ബൂത്തുകള്‍ അടിച്ചു തകര്‍ക്കാനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ നേതാവ് രാജ് മുംബൈയിലെ വൈദ്യുതി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എം.പി സഞ്ജയ് നിരുപം ആത്മഹത്യാ ഭീഷണി മുഴക്കി. മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് പത്തുപേര്‍ മരിച്ചു കനത്ത മഴയെത്തുടര്‍ന്ന് മുംബൈ മാഹിമില്‍ നാലു നിലക്കെട്ടിടം തകര്‍ന്നു വീണ് പത്തു പേര്‍ മരിച്ചു. ആറുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നഗരത്തില്‍ പിറന്നാള്‍ ദിനത്തില്‍ സച്ചിന്റെ മുബൈക്ക് കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ചുവിക്കറ്റ് വിജയം. ടോസ് നേടിയ നൈറ്റ്‌റൈഡേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. യൂസഫ് പഠാനും ഗംഭീറും വനിത ക്രിക്കറ്റ് ലോകകപ്പ് കിരീടം ഓസീസിന് തുടര്‍ച്ചയായ ആറാം കിരീട മധുരവുമായി ഓസീസ് വനിതകള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാം. ഇന്ത്യ ആതിഥ്യമരുളിയ വനിത ക്രിക്കറ്റ് ലേകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ വെസ്റ്റ് അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) സിസ്റ്റർ ജൊസീറ്റ നിര്യാതയായി അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ ജോർജ് തോമസ് പുത്തൻവിളയിൽ മരണം: 13-02-2015 സിസ്റ്റർ ജൊസീറ്റ നിര്യാതയായി അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ കോഴിക്കോട്: ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. അസുഖബാധിതയായതിനെ തുടര്‍ന്ന്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേള ഡിസംബര്‍ ഒമ്പത് മുതല്‍ തിരുവനന്തപുരത്ത് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ് 2021ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയത് ചൈനീസ് ചിത്രം 'ദ ബാറ്റില്‍ അറ്റ് ലേക്ക് ചാംഗ്ജിന്‍' ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്ഐ വീട്ടിലിരുന്നും കാണാം; വെർച്വൽ രജിസ്ട്രേഷൻ തുടരുന്നു മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററിലേക്ക്; സര്‍ക്കാരിന് വന്‍ ലാഭം, പ്രതീക്ഷിക്കുന്നത് 35 കോടി നികുതി ഗോവ ചലച്ചിത്രമേള; അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ സിനിമകളുടെ പട്ടിക പുറത്തിറക്കി അക്ഷയ് കുമാറിന്‍റെ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് കര്‍ഷക സംഘടനകള്‍; പ്രതിഷേധം ആളുന്നു ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയാം: ലക്ഷണങ്ങളും നുറുങ്ങുകളും സ്റ്റൈലിഷ് പുരുഷന്മാർ ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയും നമ്മിൽ മിക്ക പുരുഷന്മാർക്കും പൊതുവായ ഒരു വിധി ഉണ്ട്: കഷണ്ടി. പഠിക്കാൻ ചില സൂചനകളുണ്ട് ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയും അല്ലെങ്കിൽ അല്ല. ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും നാം കഷണ്ടിയാകാൻ പോകുമ്പോൾ ഞങ്ങളെ അറിയിക്കുന്ന നിരവധി ആശയങ്ങളും അടയാളങ്ങളും ഞങ്ങൾ വിലയിരുത്തണം. ഈ ലേഖനത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണോ എന്നും അതിനു മുമ്പുള്ള ലക്ഷണങ്ങൾ എന്താണെന്നും തിരിച്ചറിയാൻ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കാൻ പോകുന്നു. 1 ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയും 2 മുടി കൊഴിച്ചിൽ ആരംഭിക്കുന്ന പ്രായം 3 ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയാം: ഫോളിക്കിളുകൾ ശക്തിപ്പെടുത്തുക ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയും ജീനുകൾക്ക് ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. മുടികൊഴിച്ചിൽ നിർണ്ണയിക്കുന്നതും ജീനസ് അല്ലെങ്കിൽ മാതൃ കുടുംബത്തിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്നതുമാണ് ജീനുകൾ. മുടിയുടെ വളർച്ച 200 ഓളം വ്യത്യസ്ത ജീനുകളാൽ നിയന്ത്രിക്കപ്പെടുന്നു, അതിനാൽ അച്ഛന്റെയും അമ്മയുടെയും സംയോജനത്തിൽ അതിന് ഒരു സഹോദരനിൽ നിന്ന് മറ്റൊരാളിലേക്ക് ഒരേ മാതൃക പിന്തുടരേണ്ടതില്ല. ഇതെല്ലാം അർത്ഥമാക്കുന്നത് ഒരേ കുടുംബത്തിനുള്ളിൽ ചിലർക്ക് കഷണ്ടിയാകാം, മറ്റുള്ളവർക്ക് കഴിയില്ല. ഇത് സംഭവിക്കുന്ന പ്രായം നിങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ചെറുപ്പത്തിൽത്തന്നെ മുടി കൊഴിയാനുള്ള സാധ്യത നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും കൃത്യമായ മാർഗ്ഗമായിരുന്നു പൂർവ്വികരുടെ ഫോട്ടോകൾ നോക്കുന്നത്. എന്നിരുന്നാലും, ഇന്ന് നമുക്ക് കൃത്യമായ കൂടുതൽ ശാസ്ത്രീയ രീതികളുണ്ട്. കവിളിൽ അടിഞ്ഞുകൂടുന്ന ഉമിനീരിൽ നിന്ന് ഡോക്ടർക്ക് ഡിഎൻഎ സാമ്പിൾ എടുക്കാം ശരീരത്തിലെ എല്ലാ ടെസ്റ്റോസ്റ്റിറോണിനെയും സ്രവിക്കുന്ന ഹോർമോണിനോട് നിങ്ങൾ എത്രമാത്രം സെൻസിറ്റീവ് ആണെന്ന് ഇത് സൂചിപ്പിക്കും. ഈ ഹോർമോൺ ഡൊഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഉമിനീർ സാമ്പിൾ നിങ്ങൾ മൊട്ടയടിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കുക മാത്രമല്ല, അലോപ്പീസിയ എന്നറിയപ്പെടുന്ന മുടി കൊഴിച്ചിലിനെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന വ്യത്യസ്ത മരുന്നുകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും പ്രവചിക്കാൻ കഴിയും. നിങ്ങൾക്ക് ഉണ്ടായിരിക്കാം പ്രായപൂർത്തിയാകുന്നതോടെ DHT, കഷണ്ടി എന്നിവയ്ക്കുള്ള പാരമ്പര്യ ഉയർന്ന സംവേദനക്ഷമത ആരംഭിക്കും. ഇത് കണക്കാക്കുന്നത് ഡിഎച്ച്ടിയുടെ ഉത്പാദനമല്ല, മറിച്ച് നിങ്ങളുടെ കുടുംബത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച അതേ ഹോർമോണിന്റെ സംവേദനക്ഷമതയാണ്. ഏറ്റവും കൂടുതൽ സംവേദനക്ഷമതയുള്ളവരാണ് ആദ്യം വേരുകൾ ദുർബലമാകുന്നത്, അതിന്റെ ഫലമായി കിരീടം വിസ്തൃതി കുറയുകയും നെറ്റിയിൽ ഇടവേളകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഹെയർ പിഗ്മെന്റേഷൻ സാധാരണയായി മൃദുവായതാണ് പ്രീ-അലോപ്പീസിയ ലക്ഷണങ്ങളുള്ളവർ. മുടികൊഴിച്ചിലിന് സാധ്യത വർദ്ധിപ്പിക്കുന്ന ഡിഎച്ച്ടിയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പെരുമാറ്റങ്ങൾ ദിവസേനയുണ്ട്. ഈ ശീലങ്ങളിൽ ജിമ്മിൽ കൂടുതൽ പ്രകടനം നടത്താൻ പുകവലി, തുടർച്ചയായ സമ്മർദ്ദം, സ്റ്റിറോയിഡുകളുടെ ഷോട്ടുകൾ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുണ്ട്. ക്രിയേറ്റൈൻ പോലുള്ള അനുബന്ധങ്ങൾ അലോപ്പീസിയയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ പുതിയ പഠനങ്ങൾ അതിൽ ഒരു പ്രശ്നവുമില്ലെന്ന് വെളിപ്പെടുത്തി. നിങ്ങൾ മൊട്ടയടാൻ പോകുകയാണോ എന്നറിയാനുള്ള ഒരു മാർഗ്ഗം, നിങ്ങളുടെ മുടി കൊഴിയാൻ തുടങ്ങുന്ന പ്രായം അറിയുക എന്നതാണ്. അഞ്ചിൽ ഒരാൾ പുരുഷന്മാർക്ക് ഇരുപതുകളിൽ കാര്യമായ മുടി കൊഴിച്ചിൽ അനുഭവപ്പെടാൻ തുടങ്ങുന്നു. ആളുകൾ പ്രായമാകുമ്പോൾ ഈ ശതമാനം ആനുപാതികമായി വർദ്ധിക്കുന്നു. സാധാരണയായി പ്രായത്തിന് ആനുപാതികമായ വർദ്ധനവ്. ഉദാഹരണത്തിന്, മുപ്പതാം വയസ്സിൽ മുടി കൊഴിയുന്ന പുരുഷന്മാരിൽ 30% ഇതിനകം ഉണ്ട്. പ്രായമാകുന്നവർക്ക് മുടി കൊഴിച്ചിൽ ആനുപാതികമാണ്. നിങ്ങൾ ഒന്നും ചെയ്യാതെ മധ്യവയസ്സിലെത്തി മുടിയുടെ വലിയൊരു ഭാഗം സൂക്ഷിക്കുകയാണെങ്കിൽ, ഡിഎച്ച്ടിയോടുള്ള നിങ്ങളുടെ സംവേദനക്ഷമത കുറവായിരിക്കും. അതിനാൽ, പ്രായമാകുന്തോറും മുടി കൊഴിച്ചിൽ വളരെ മന്ദഗതിയിലാകും. ക്രമേണ മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങൾ വളരെ വൈകും വരെ കണ്ടുപിടിക്കാൻ പ്രയാസമാണ്. നിങ്ങളുടെ നെറ്റി വിശാലമാവുകയും നിങ്ങളുടെ തലമുടി കിരീടത്തിന് ചുറ്റും ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ, ഇവയാണ് ഏറ്റവും വ്യക്തമായ അടയാളങ്ങൾ. വീഴ്ച കൂടുതൽ സന്തുലിതമായി തുല്യമായി വിതരണം ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളെ പലപ്പോഴും അദൃശ്യ കഷണ്ടി എന്ന് വിളിക്കുന്നു. ഈ സാഹചര്യങ്ങളിൽ, നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതുവരെ മുടി കുറയുകയും സാന്ദ്രമാവുകയും ചെയ്യും. മുടി കൊഴിച്ചിൽ ഒരു വിട്ടുമാറാത്തതും പുരോഗമനപരവുമായ അവസ്ഥയാണ്, ഇത് ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ വഷളാകും. അദൃശ്യമായ കഷണ്ടി തടയാനുള്ള വഴികളുണ്ട്. നീണ്ട മുടികൊഴിച്ചിലിന്റെ പുരോഗതി നിരീക്ഷിക്കുന്നതിന് ചില മാർഗ്ഗങ്ങളുണ്ട്. ഒരു ദീർഘകാല ഇടിവ് വീക്ഷണം വരയ്ക്കാൻ കഴിയുന്ന ഒരു ആനുകാലിക ഓഡിറ്റാണ് ഇത്, മനുഷ്യൻ അത്ര വേഗത്തിൽ മൊട്ടയടിക്കാതിരിക്കാൻ വ്യത്യസ്ത ഘട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. മിക്ക കഷണ്ടികളും തലയുടെ വശങ്ങളിലും പുറകിലുമുള്ള മുടി നഷ്ടപ്പെടുന്നില്ല, എന്തുകൊണ്ടാണ് ഈ വേരുകൾ ഡിഎച്ച്ടിയിൽ നിന്ന് പ്രതിരോധശേഷിയുള്ളതെന്ന് അവർ വിശദീകരിക്കുന്നു. ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയാം: ഫോളിക്കിളുകൾ ശക്തിപ്പെടുത്തുക ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയെന്നതാണ് ഏറ്റവും അറിയപ്പെടുന്ന ചികിത്സകളിൽ ഒന്ന്, വീഴ്ച തടയുന്നതിനുള്ള ചികിത്സയാണ്. നിങ്ങൾക്ക് ഇതിനകം ഉള്ള ഫോളിക്കിളുകൾ ശക്തിപ്പെടുത്തുന്നതിനോ മുടി കൊഴിച്ചിൽ തടയുന്നതിനോ ഏതാണ് നല്ലതെന്ന് അറിയില്ല. നിങ്ങൾ DHYT യോട് എത്രമാത്രം സംവേദനക്ഷമതയുള്ളവരാണെങ്കിലും, എത്രയും വേഗം അല്ലെങ്കിൽ പിന്നീട് മുടി കൊഴിച്ചിൽ അനുഭവപ്പെടും. ഇതെല്ലാം വളർന്നു പ്രായമാകുന്നതിന്റെ ഭാഗമാണ്. 90 വയസ്സുള്ള പുരുഷന്മാരിൽ 90% പേർക്കും ചെറുപ്പത്തിലേതിനേക്കാൾ മുടി കുറവാണ്. എന്നിരുന്നാലും, നിങ്ങൾക്ക് മുടി കൊഴിച്ചിലിന്റെ തോത് കുറയ്ക്കാൻ കഴിയും, മാത്രമല്ല ഞങ്ങൾ പ്രൊപേഷ്യയെക്കുറിച്ചോ ട്രാൻസ്പ്ലാൻറുകളെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. തിരശ്ശീല വീഴാതിരിക്കാനുള്ള ആദ്യപടി, എല്ലാ ദിവസവും നിങ്ങൾക്ക് അനുയോജ്യമായ മണിക്കൂറുകൾ സ്ഥിരമായി ഉറങ്ങുക എന്നതാണ്. ഹെയർ ഫൈബർ ഉൽപാദനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പദാർത്ഥങ്ങളായതിനാൽ മദ്യവും പുകയിലയും കുറയ്ക്കുന്നതാണ് നല്ലത്. ആന്റിഹൈപ്പർടെൻസീവ്, ട്രീറ്റ്മെന്റ് ഹോർമോണുകൾ, മൂഡ് മോഡുലേറ്ററുകൾ പോലുള്ള ചില ധ്യാനങ്ങൾ എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. അവ ആന്റീഡിപ്രസന്റുകളും ഉത്കണ്ഠ ഗുളികകളുമാണ്. ഈ മാറ്റങ്ങളെല്ലാം ചില വൈദ്യചികിത്സയിലൂടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലൊരു പരിഹാരമാകും. ഒന്നോ രണ്ടോ കാര്യങ്ങൾ ചെയ്യുമ്പോൾ, നിങ്ങളുടെ മുടിയിൽ ദീർഘായുസ്സ് കാണാൻ തുടങ്ങും. തീർച്ചയായും നിങ്ങൾ‌ക്ക് മൂടുപടം ക്രമേണ നഷ്‌ടപ്പെടുന്നത് തുടരും, പക്ഷേ അതേ രീതിയിലല്ല. ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണോ എന്ന് എങ്ങനെ അറിയാമെന്നതിനെക്കുറിച്ച് ഈ വിവരങ്ങളിലൂടെ നിങ്ങൾക്ക് കൂടുതലറിയാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: സ്റ്റൈലിഷ് പുരുഷന്മാർ » യോജിക്കുക » ആരോഗ്യം » ചെറുപ്പത്തിൽ നിങ്ങൾ കഷണ്ടിയാകാൻ പോകുകയാണെന്ന് എങ്ങനെ അറിയും നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. പുരുഷന്മാരുടെ ഫാഷനേയും ജീവിതശൈലിയേയും കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ ഇമെയിലിൽ നേടുക. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ തിരുവനന്തപുരം കവടിയാർ ഉദയ പാലസിൽ നടന്ന ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാന ചടങ്ങിൽ എത്തിയ കേന്ദ്ര മന്ത്രി എൽ. മുരുകനും നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും തമ്മിൽ സൗഹൃദ സംഭാഷണത്തിൽ. നിർമ്മാതാവ് ജി. സുരേഷ് കുമാർ സമീപം ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിന്റെയും ബിജിയുടെയും വീട്ടിൽ എം.എ. യൂസഫലി എത്തിയപ്പോൾ നാവിക ദിനാഘോഷത്തോടനുബന്ധിച്ച് ദക്ഷിണ നാവികസേനയുടെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന അഭ്യാസ പ്രകടനങ്ങൾ മാനവികതയുടെ ന്യായാധിപൻമാർ എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ ജസ്റ്റിസ്. വി.ആർ. കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിനെത്തിയ ജസ്റ്റിസ്. കെ. ചന്ദ്രു ജസ്റ്റിസ്. ജെ.ബി. കോശിയുമായി സൗഹൃദ സംഭാഷണത്തിൽ തെരുവിൽ അലയുന്ന ബാല്യം എറണാകുളം പത്മ സിഗ്നൽ ജംഗ്ഷനിൽ പേന വിൽക്കുന്ന അന്യസംസ്ഥാന സ്വദേശിയായ കുട്ടി. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. ഒരു അയോൺ എക്സ്ചേഞ്ച് ബെഡിൽ ഒരു തടസ്സം സൃഷ്ടിക്കാനും അയോൺ എക്സ്ചേഞ്ച് മുത്തുകൾ കൃത്യമായി എവിടെയാണോ അവിടെ സൂക്ഷിക്കാനും ഡോംഗ്ലിയുടെ നിഷ്ക്രിയ/സ്പെയ്സർ റെസിനുകൾ ഉപയോഗിക്കുന്നു. അവർക്ക് താഴെയുള്ള കളക്ടർമാർക്കും മികച്ച വിതരണക്കാർക്കും കാവൽ നിൽക്കാനും മിശ്രിത കിടക്കയിൽ കാറ്റേഷനും അയോൺ പാളികളും തമ്മിൽ വേർതിരിക്കാനും കഴിയും. നിഷ്ക്രിയ/സ്പെയ്സർ റെസിനുകൾ വിവിധ വലുപ്പത്തിലും കോൺഫിഗറേഷനുകളിലും വരുന്നു, ഇത് വിപുലമായ സിസ്റ്റം കോൺഫിഗറേഷനുകൾ ഉൾക്കൊള്ളുന്നു. റെസിനുകൾ പോളിമർ മാട്രിക്സ് ഘടന ഫിസിക്കൽ ഫോം രൂപം കണങ്ങളുടെ വലുപ്പം നിർദ്ദിഷ്ട ഗുരുത്വാകർഷണം അയക്കുന്ന ഭാരം കഴിവ് ധരിക്കുക ലീച്ചബിൾ ഈ ഉൽപ്പന്നത്തിന് സജീവ ഗ്രൂപ്പും അയോൺ എക്സ്ചേഞ്ച് പ്രവർത്തനവുമില്ല. അയോണും കാറ്റേഷൻ റെസിനുകളും തമ്മിൽ വേർതിരിക്കാനും പുനരുൽപ്പാദന സമയത്ത് അയോണും കാറ്റേഷൻ റെസിനുകളും ക്രോസ് മലിനീകരണം ഒഴിവാക്കാനും ആനുപാതിക സാന്ദ്രത നിയന്ത്രിക്കപ്പെടുന്നു, അതിനാൽ പുനരുൽപ്പാദനം കൂടുതൽ പൂർണ്ണമാകും. നിഷ്ക്രിയ റെസിൻ പ്രധാനമായും ഉപയോഗിക്കുന്നത് ഉയർന്ന ഉപ്പ് ഉള്ള ജല ചികിത്സയ്ക്കാണ്; വലിയ അളവിൽ വെള്ളം മൃദുവാക്കലും ഡീക്കലി ചികിത്സയും; മാലിന്യ ആസിഡിന്റെയും ക്ഷാരത്തിന്റെയും ന്യൂട്രലൈസേഷൻ; ചെമ്പും നിക്കലും അടങ്ങിയ ഇലക്ട്രോപ്ലേറ്റിംഗ് മലിനജലത്തിന്റെ ചികിത്സ; മാലിന്യ ദ്രാവകത്തിന്റെ വീണ്ടെടുക്കലിനും ചികിത്സയ്ക്കും, ബയോകെമിക്കൽ മരുന്നുകളുടെ വേർതിരിക്കലിനും ശുദ്ധീകരണത്തിനും ഇത് ഉപയോഗിക്കാം. നിർജ്ജീവമായ റെസിനുകളുടെ പ്രവർത്തനത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും പലർക്കും വ്യക്തമല്ല. ഇനിപ്പറയുന്നവ നമുക്ക് നോക്കാം: 1. പുനരുജ്ജീവന സമയത്ത് പുനരുജ്ജീവന വിതരണത്തിന്റെ പങ്ക് ഇത് വഹിക്കുന്നു. 2. പ്രവർത്തന സമയത്ത്, resട്ട്ലെറ്റ് ദ്വാരം അല്ലെങ്കിൽ ഫിൽട്ടർ തൊപ്പിയുടെ വിടവ് തടയുന്നത് ഒഴിവാക്കാൻ ഇത് നല്ല റെസിൻ തടസ്സപ്പെടുത്താൻ കഴിയും. 3. റെസിൻ പൂരിപ്പിക്കൽ നിരക്ക് ക്രമീകരിക്കുക. ഫ്ലോട്ടിംഗ് ബെഡിന്റെ ഗുണനിലവാരം റെസിൻ പൂരിപ്പിക്കൽ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു കിടക്ക രൂപപ്പെടുത്താൻ പൂരിപ്പിക്കൽ നിരക്ക് വളരെ ചെറുതാണ്; പൂരിപ്പിക്കൽ നിരക്ക് വളരെ ഉയർന്നതാണെങ്കിൽ, പരിവർത്തനത്തിനും വികാസത്തിനും ശേഷം റെസിൻ നിറയും, കൂടാതെ നിയന്ത്രിക്കുന്നതിൽ വെളുത്ത പന്ത് ഒരു ചെറിയ പങ്ക് വഹിക്കും. സാധാരണ സംഭരണത്തിലും ഉപയോഗ സാഹചര്യങ്ങളിലും ഇത്തരത്തിലുള്ള റെസിൻ വളരെ സുസ്ഥിരമാണ്. ഇത് വെള്ളം, ആസിഡ്, ക്ഷാരം, ജൈവ ലായകങ്ങൾ എന്നിവയിൽ ലയിക്കില്ല, അവയുമായി പ്രതികരിക്കുന്നില്ല. 1. കൈകാര്യം ചെയ്യൽ, ലോഡിംഗ്, അൺലോഡിംഗ് പ്രവർത്തനങ്ങൾ സൗമ്യവും സുസ്ഥിരവും പതിവുള്ളതുമായിരിക്കണം, കഠിനമായി ബാധിക്കരുത്. നിലം നനഞ്ഞതും വഴുവഴുപ്പുള്ളതുമാണെങ്കിൽ, വഴുതിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക. 2. ഈ മെറ്റീരിയലിന്റെ സംഭരണ താപനില 90 than ൽ കൂടരുത്, സേവന താപനില 180 be ആയിരിക്കണം. 3. സംഭരണ താപനില 0 above ന് മുകളിലാണ്. സംഭരണ സമയത്ത് വെള്ളം നഷ്ടപ്പെട്ടാൽ ദയവായി പാക്കേജ് നന്നായി അടച്ചു സൂക്ഷിക്കുക; നിർജ്ജലീകരണം സംഭവിച്ചാൽ, ഉണങ്ങിയ റെസിൻ ഏകദേശം 2 മണിക്കൂർ എഥനോളിൽ മുക്കിവയ്ക്കുക, ശുദ്ധമായ വെള്ളത്തിൽ വൃത്തിയാക്കുക, തുടർന്ന് വീണ്ടും പാക്കേജുചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുക. 4. ശൈത്യകാലത്ത് പന്ത് മരവിപ്പിക്കുന്നതും പൊട്ടുന്നതും തടയുക. മരവിപ്പ് കണ്ടെത്തിയാൽ, roomഷ്മാവിൽ പതുക്കെ ഉരുകുക. 5. ഗതാഗതത്തിന്റെയോ സംഭരണത്തിന്റെയോ പ്രക്രിയയിൽ, ദുർഗന്ധം, വിഷ പദാർത്ഥങ്ങൾ, ശക്തമായ ഓക്സിഡന്റുകൾ എന്നിവ ഉപയോഗിച്ച് സ്റ്റാക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക ശക്തമായ ആസിഡ് കാറ്റേഷൻ എക്സ്ചേഞ്ച് റെസിൻ ദുർബലമായ ആസിഡ് കാറ്റേഷൻ എക്സ്ചേഞ്ച് റെസിൻ ശക്തമായ അടിസ്ഥാന അയോൺ എക്സ്ചേഞ്ച് റെസിൻ MA-202U (മാക്രോപോറസ് സ്ട്രോംഗ്-ബേസ് അനിയോൺ എക്സ്ചേഞ്ച് പകർപ്പവകാശം 2020-2021: എല്ലാ അവകാശങ്ങളും നിക്ഷിപ്തം. യാങ്‌ഷുവാങ് റോഡ്, ഗുസെൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിസ്ട്രിക്റ്റ്, ബെംഗ്ബു, അൻഹുയി, ചൈന ഞങ്ങളുടെ ഉൽപ്പന്നങ്ങൾ, വിലകൾ എന്നിവയെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല, ഏതാനും മിനിറ്റുകൾക്കുള്ളിൽ ഞങ്ങൾക്ക് തിരികെ ലഭിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ മൗനാനുവാദത്തോടെ എണ്ണക്കമ്പനികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് തുടരുന്നു കെ.സി. വേണുഗോപാല്‍ എംപി. – Jaihind TV കേന്ദ്രസര്‍ക്കാറിന്‍റെ മൗനാനുവാദത്തോടെ എണ്ണക്കമ്പനികള്‍ പൊതുജനത്തെ കൊള്ളയടിക്കുന്നത് തുടരുന്നു കെ.സി. വേണുഗോപാല്‍ എംപി. ഇന്ന് രാജ്യസഭയില്‍ കണക്കുകള്‍ സഹിതം വിഷയം അവതരിപ്പിച്ചപ്പോഴും പതിവ് നിലപാടും നട്ടാല്‍ മുളയ്ക്കാത്ത ന്യായവുമായിരുന്നു കേന്ദ്രത്തിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ധനവില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സംസ്ഥാനങ്ങളുടെ മേല്‍ പഴിചാരാനായിരുന്നു കേന്ദ്രം ശ്രമിച്ചതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. കെ.സി.വേണുഗോപാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പൊതുജനത്തെ യഥേഷ്ടം കൊള്ളയടിക്കുന്നത് തുടരുകയാണ്. വിലക്കയറ്റം പ്രത്യക്ഷമായും പരോക്ഷമായും എല്ലാ സാധാരണക്കാരുടെയും നിത്യജീവിതത്തെ താളം തെറ്റിക്കുമ്പോഴും നിഷ്‌ക്രിയരായി, കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രം. ഇന്ന് രാജ്യസഭയില്‍ കണക്കുകള്‍ സഹിതം വിഷയം അവതരിപ്പിച്ചപ്പോഴും പതിവ് നിലപാടും നട്ടാല്‍ മുളയ്ക്കാത്ത ന്യായവുമായിരുന്നു കേന്ദ്രത്തിന്റേത്. ഇന്ധന വില 300 ദിവസങ്ങള്‍ക്കുള്ളില്‍ 60 തവണ കൂട്ടിയ കാര്യം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവന്നു. ക്രൂഡ് വില ബാരലിന് 120 ഡോളര്‍ ഉണ്ടായിരുന്ന 2010-11 കാലത്തു പോലും ഇന്ധന വില ഇത്രയും ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ ക്രൂഡ് വില 60 ഡോളറിലും താഴെയാണ്. ഇന്ധന വിലവര്‍ധനവില്‍ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ സംസ്ഥാനങ്ങളുടെ മേല്‍ പഴിചാരാനായിരുന്നു കേന്ദ്രം ശ്രമിച്ചത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നുമാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞത്. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നു. വാറ്റില്‍ ഇളവ് വരുത്തി സംസ്ഥാനങ്ങള്‍ക്ക് വില നിയന്ത്രിക്കാമെന്നായിരുന്നു മന്ത്രിയുടെ ഉപദേശം. അപ്പോഴും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ റോള്‍ എന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നിരിക്കേ സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി. അസംസ്‌കൃത എണ്ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലല്ല. പെട്രോള്‍ വില 100 രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കേ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറാട്ടില്ല. അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസിംഗ് മെക്കാനിസവുമായി ഒത്തുപോകേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ആശ്ചര്യകരമായ മറുപടി! മന്ത്രിയുടെ ഉപദേശം ലഭിക്കുന്നതിന് എത്രയോ മുമ്പ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ച് ജനങ്ങള്‍ക്ക് മേലുള്ള അധികഭാരം ഒഴിവാക്കിയിരുന്നു എന്നോര്‍ക്കണം. ജനുവരി 28 മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരികയും ചെയ്തതാണ്. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ ഭാരം കുറയ്‌ക്കേണ്ടത് ഒരു ജനാധിപത്യ സര്‍ക്കാറിന്റെ കടമയാണ്. കേന്ദ്രം അതു ചെയ്യുന്നില്ലെന്ന് മാത്രമല്ല, കേരള സര്‍ക്കാറും ജനങ്ങളെ അനസ്യൂതം കൊള്ളയടിക്കുകയാണ്. പെട്രോള്‍ വില കേരളത്തില്‍ 90 ലേക്കും ഡീസല്‍ വില 82 രൂപയിലേക്കും എത്തുമ്പോഴും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അതില്‍ നിന്നുള്ള അധിക നികുതി ഊറ്റുകയാണ്. രാജസ്ഥാന്റെ മാതൃക പിന്തുടര്‍ന്ന് നികുതി കുറച്ച് ജനങ്ങളെ സഹായിക്കാന്‍ ഈ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല? മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്തരത്തില്‍ അധിക നികുതി വേണ്ടെന്ന് വെച്ച മഹത്തായ മാതൃക ജനങ്ങളുടെ മുമ്പിലുണ്ട്. ഈ നാട് ഇതെല്ലാം കാണുന്നുണ്ട്, എല്ലാം വിലയിരുത്തുന്നുമുണ്ട്…. സംയുക്ത സൈനിക മേധാവിക്ക് വിട… ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു സംസ്ഥാനത്ത് 5038 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,014 ആയി, 24 ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി ഹെലികോപ്റ്റര്‍ അപകടം; 11 മരണം സ്ഥിരീകരിച്ച് സൈന്യം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക: കെ സുധാകരന്‍ എംപി ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു ‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും എടവണ്ണ: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഹൈടെക് വില്ലേജുകളുള്ള നിയമസഭ മണ്ഡലമായി ഏറനാട് മണ്ഡലം മാറുന്നു. രാജ്യത്തെ ആദ്യ ഹൈടെക് വില്ലേജായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കാവനൂര്‍ വില്ലേജ് മാറും. ഇതിന്റെ ചുവടു പിടിച്ച് മണ്ഡലത്തിലെ മറ്റ് എട്ട് വില്ലേജുകളും ഹൈടെക് ആക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരിയോടെ ഇന്ത്യയിലെ സമ്പൂര്‍ണ ഹൈടെക് വില്ലേജുകളുള്ള നിയോജക മണ്ഡലമായി ഏറനാട് മാറുമെന്ന് പി കെ ബഷീര്‍ എം എല്‍ എ അറിയിച്ചു. ലോകത്ത് എവിടെയിരുന്നു വില്ലേജ് ഓഫിസിലെ സേവനങ്ങള്‍ ഏറനാട് മണ്ഡലത്തിലുള്ളവര്‍ക്ക് പദ്ധതി നിലവില്‍ വരുന്നതോടെ ലഭ്യമാകും. വില്ലേജ് ഓഫിസ് സേവനം ലഭിക്കാന്‍ ഓഫിസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാകും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങള്‍ക്ക് സേവനം വിരല്‍തുമ്പില്‍ ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു. ഒന്നര ലക്ഷം രൂപ വീതം എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഓരോ വില്ലേജ് ഓഫിസിനും ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി സി ടി വി, ബയോമെട്രിക് സംവിധാനം, രേഖകളുടെ ഓണ്‍ലൈന്‍വല്‍ക്കരണം, എയര്‍ കണ്ടീഷന്‍, ഇന്‍വെര്‍ട്ടര്‍ സംവിധാനം എന്നിവ എല്ലാ വില്ലേജ് ഓഫിസുകളിലും നടപ്പാക്കും. ഇതില്‍ എയര്‍കണ്ടീഷനും, ഇന്‍വെര്‍ട്ടറിനുമുള്ള തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തും. ഇന്ത്യയില്‍ ഇതുവരെ ഒരു വില്ലേജ് ഓഫിസിലും പൊതുജനങ്ങള്‍ക്ക് ഇത്രയധികം സൗകര്യങ്ങള്‍ ഒരിക്കിയിട്ടില്ല. സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ പൊതുജനങ്ങളും, വില്ലേജ് ഉദ്യോഗസ്ഥരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും കുറവ് വരും. വില്ലേജ് ഓഫിസിലെ ജോലിഭാരം കുറയുകയും, സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാവുകയും ചെയ്യും. വിദേശത്തുള്ളവര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനും, ആധികാരിക രേഖകള്‍ സ്വയം പരിശോധിച്ച് വ്യക്തത വരുത്താനും കഴിയുമെന്നത് പ്രവാസികള്‍ക്കും അനുഗ്രഹമാണ്. മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് തിരൂര്‍ വൈലത്തൂരിലേക്ക് തെര്‍മോകള്‍ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നര്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഇത് പല രൂപത്തിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ഓണക്കാലത്ത് കലാപ്രകടനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണ്‌ "ഓണവില്ല് ചില പ്രദേശങ്ങളിൽ ഓണത്തെയ്യം (ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്. തിരുനെൽ‌വേലിയിലെ അയ്യനാർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വില്ലുപാട്ട് 'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പദ്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ടു്. മുള, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഞാൺ മുള കൊണ്ടാണ് നിർമ്മിക്കുന്നത്. സ്വല്പം വളച്ചു നിർത്തുന്ന പാത്തിയിൽ ഞാൺ വലിവോടെ ഉറപ്പിക്കും. ഇതിന്നായി ഞാണിന്റെ രണ്ടറ്റത്തും ഓരോ ചെറിയ കുട ഉണ്ടാകും. ചുമലിലും കയ്യിലുമായി സ്വല്പം മാറോടു ചേർത്താണ്‌ ഇടത്തേ കൈ കൊണ്ട് വില്ല് പിടിക്കുന്നത്. തുടർന്ന് മുളകൊണ്ടുതന്നെയുള്ള ചെറിയൊരു കോൽ കൊണ്ട് ഞാണിൽ കൊട്ടും. ഞാൺ ആവശ്യാനുസരണം അമർത്തുകയും അയക്കുകയും ചെയ്താണ് നാദനിയന്ത്രണം നടത്തുന്നത്. ദക്ഷിണകേരളത്തിൽ നിലവിലുള്ള ഒരു കലാപ്രകടനമായ വില്ലുപാട്ടിന്ന് മറ്റൊരുതരത്തിലുള്ള വില്ല് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഞാൺ കയർ കൊണ്ടാണ്‌ കെട്ടുന്നത്. ഇതിന്റെ പാത്തിയിൽ ഏതാനും മണികൾ കെട്ടിയിരിക്കും. സമാന്യേന വലിപ്പമുള്ള ഇത് നിലത്തിരിക്കുന്ന കലാകാരന്മാരുടെ മുന്നിൽ നിലത്തുതന്നെ സ്ഥാപിക്കുന്നു. ഞാണിൽ രണ്ട് കോലുകൾ കൊണ്ട് ശക്തിയോടെ കൊട്ടുമ്പോൾ വില്ലിൽ കെട്ടിയിരിക്കുന്ന മണികൾ ഉണ്ടാക്കുന്ന ശബ്ദങ്ങളെ താളനിബദ്ധമാക്കിയാണ്‌ ഇതു വാദ്യമായി ഉപയോഗിക്കുന്നത്. സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. ബാലകൃഷ്ണ ഹരി ചാപേക്കർ (1873-1899, ബാപുറാവോ എന്നും അറിയപ്പെടുന്നു വാസുദേവ് ഹരി ചാപേക്കർ (1879-1899, വാസുദേവ അഥവാ വാസു ദേവ് ദാമോദർ ഹരി ചാപേക്കർ (1870-1898 എന്നീ ചാപേക്കർ സഹോദരന്മാർ കഫേക്കർ അഥവാ ചാപക്കർ ഇന്ത്യൻ വിപ്ലവകാരികളും പുനെയിലെ ബ്രിട്ടീഷ് പ്ലേഗിന്റെ കമ്മീഷണർ ഡബ്ല്യു. റെൻഡിന്റെ രാഷ്ടീയക്കൊലപാതകത്തിൽ പങ്കാളിയായിരുന്നു. ചപ്പാ സഹോദരന്മാർ ആദ്യകാലങ്ങളിൽ, മഹാരാഷ്ട്രയിലെ പുനെക്ക് സമീപമുള്ള ഒരു ചിൻച്വാഡ് ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. 1896-കളുടെ അവസാനം, പുനെയിലെ ആഗോള മൂന്നാം പ്ലേഗ് മഹാമാരിയുടെ ഭാഗമായ ബുബോണിക് പ്ലേഗ് ബാധയാണ് അക്കാലത്ത് പൂനെയിലുണ്ടായത്. 1897 ഫെബ്രുവരി അവസാനത്തോടെ പകർച്ചവ്യാധിയുടെ മരണനിരക്ക് ഇരട്ടിക്കുകയും ചെയ്തു. നഗരത്തിലെ ഏകദേശം പകുതി ജനസംഖ്യ ഇക്കാരരണത്താൽ നഗരം ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇന്ത്യൻ സിവിൽ സർവീസസ് ഓഫീസർ ഡബ്ല്യൂ റാൻഡിനെ ചെയർമാനായി ഒരു പ്രത്യേക പ്ലേഗ് കമ്മിറ്റി രൂപീകരിച്ചു. അടിയന്തരാവസ്ഥ നേരിടാൻ സൈന്യത്തെ കൊണ്ടുവന്നു. ബ്രിട്ടീഷ് ഓഫീസർമാർ പൊതു സ്ഥലങ്ങൾ, ആശുപത്രികൾ, വേർതിരിക്കൽ ക്യാംപുകൾ, സ്വകാര്യ വസ്തുക്കൾ നീക്കം ചെയ്യൽ, നശിപ്പിക്കൽ, നഗരത്തിൽ നിന്നുള്ള ചലനത്തെ തടഞ്ഞുനിർത്തൽ തുടങ്ങിയവയെല്ലാം നിർബന്ധിതമായി നടത്തുകയായിരുന്നു. പൂനെയിലെ ജനങ്ങൾ ഈ നടപടികൾ അടിച്ചമർത്തപ്പെട്ടവയായി കണക്കാക്കപ്പെട്ടു. ജനങ്ങളുടെ പരാതികൾ റാൻഡ് തികച്ചും അവഗണിച്ചു. 1897 ജൂൺ 22-ന് വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ ഡയമണ്ട് ജൂബിലി, റാൻഡും അദ്ദേഹത്തിന്റെ സൈനിക വക്താവുമായ ലഫ്. അയേർസ്റ്റ് ഗവൺമെന്റ് ഹൗസിലെ ആഘോഷങ്ങളിൽ നിന്ന് മടങ്ങിവന്നപ്പോൾ വെടിയുതിർക്കപ്പെടുകയായിരുന്നു. ഇരുവരും മരണമടഞ്ഞപ്പോൾ ജൂലൈ 3 ന് റാൻഡിന് മുറിവേറ്റു. ചാപേക്കർ സഹോദരന്മാർക്ക് രണ്ട് രാഷ്ടീയ കൊലപാതകങ്ങളുമായി രണ്ടു ഇൻഫോർമന്റുകളുടെ ഷൂട്ടിംഗ്, ഒരു പോലീസ് ഓഫീസറെ വെടിവച്ച് കൊല്ലാനുള്ള ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പങ്കുണ്ടായിരുന്നു. മൂന്നു സഹോദരന്മാരും കുറ്റക്കാരാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലുകയായിരുന്നു. ഒരു കൂട്ടാളിയെയും സമാനമായ രീതിയിൽ കൈകാര്യം ചെയ്തു. ഒരു സ്കൂൾകുട്ടി പത്ത് വർഷത്തെ കഠിനതടവിനും ശിക്ഷിക്കപ്പെട്ടു.[1] ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 05:06, 5 സെപ്റ്റംബർ 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ബ്ലാസ്റ്റേഴ്സ് നിരയിലെ വിദേശതാരങ്ങള്‍ ആരൊക്കെയന്ന് നോക്കാം. പ്രീമിയര്‍ ലീഗിലും ലാ ലീഗയിലും കളിച്ച അല്‍വാരോ വാസ്ക്വസും, ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ചെന്‍ചോ ഗില്‍ഷാനും ഉള്‍പ്പടെ ആറുപേരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ പുതുമുഖ വിദേശതാരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ 77ാം നമ്പര്‍ താരം. ഭൂട്ടാനീസ് റൊണാള്‍ഡോ എന്നാണ് ചെന്‍ചോയുടെ വിളിപ്പേര്. ഭൂട്ടാനില്‍ നിന്ന് വിദേശ ലീഗില്‍ കളിക്കുന്ന ആദ്യതാരമാണ്. നെറോക്ക, പഞ്ചാബ്, ടീമുകള്‍ക്കൊപ്പം ഐ ലീഗ് കളിച്ചു. ബംഗളൂരുവിനായ് രണ്ടുവര്‍ഷം മുമ്പ് ബൂട്ടണിഞ്ഞു. 25കാരന്‍ ചെന്‍ചോയ്ക്ക് വിങ്ങറുടെ റോളും സ്ട്രൈക്കറുടെ റോളും ചേരും. സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആദ്യ വിദേശതാരം. ഓസ്ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റി ജേഴ്സി അഴിച്ചുവച്ചാണ് ലൂയിസ് സുവാരസിന്റെ നാട്ടുകാരനായ അഡ്രിയാന്‍ ലുന കൊച്ചിയിലെത്തിയത്. യുറഗ്വന്‍ യൂത്ത് ടീം അംഗമായിരുന്ന അഡ്രിയാന്‍ സ്പെയിനില്‍ രണ്ടാം ഡിവിഷനിലും, യുറഗ്വയിലും മെക്സിക്കോയിലും ഒന്നാം ഡിവിഷനിലും കളിച്ചു. മെല്‍ബണ്‍ സിറ്റി ഓസ്ട്രേലിയന്‍ ചാംപ്യന്‍മാരായപ്പോള്‍ മൂന്നുഗോളും നാല് അസിസ്റ്റും അഡ്രിയാന്‍റെ വകയായിരുന്നു. ഒരുകാലത്ത് ലാ ലീഗയില്‍ ഗറ്റാഫെയുടെയും എസ്പാന്യോളിന്റെയും സ്കോറിങ് പ്രതീക്ഷ വാസ്ക്വസായിരുന്നു. 150ലേറെ മല്‍സരങ്ങളുടെ പരിചയം വെല്‍ഷ് ക്ലബ് സ്വാന്‍സി സിറ്റി പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ വാസ്ക്വസും ഒപ്പമുണ്ടായിരുന്നു. ചെന്നൈയിനില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബോസ്നിയര്‍ ഡിഫന്‍ഡര്‍. ചെന്നൈയിനായി 18 മല്‍സരങ്ങള്‍ കളിച്ചു. സൗദി അറേബ്യയിലും ഖത്തറിലും ഒന്നാം ഡിവിഷനില്‍ കളിച്ചശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേയ്ക്കുള്ള വരവ് അത്്ലറ്റികോ പ്ലാറ്റെന്‍സില്‍ നിന്ന് ഒരു വര്‍ഷത്തെ വായ്പയ്ക്കാണ് ഡിയാസ് ബ്ലാസ്റ്റേഴ്സിലേയ്ക്ക് വന്നത്. അര്‍ജന്റീനക്കാരന്‍ ഡിയാസ് മലേഷ്യയിലും മെക്സിക്കോയും ബൊളിവിയയിലും വിവിധ ക്ലബുകള്‍ക്കായി കളിച്ചു. മലേഷ്യന്‍ ടീം ദാറുള്‍ റ്റസിനിമൊപ്പം AFC ചാംപ്യന്‍സ് ലീഗ് യോഗ്യതാറൗണ്ടിലും AFC കപ്പിലും കളിച്ച് പരിചയമുണ്ട് ക്രൊയേഷ്യന്‍ സെന്റര്‍ ബാക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യാറൗണ്ടിലും യൂറോപ്പ ലീഗിലും സാന്നിധ്യമറിയിച്ച ക്രൊയേഷ്യന്‍ ചാംപ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലേയ്ക്ക് എത്തിയത്. ക്രൊയേഷ്യയ്ക്ക് പുറത്ത് കളിക്കുന്നത് ആദ്യം. ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും മൈതാനത്തിറങ്ങാന്‍ കെല്‍പ്പുണ്ട് ഈ മുപ്പതുകാരന്. നാലുതവണ ക്രൊയേഷ്യന്‍ ദേശീയ ജേഴ്സി അണിഞ്ഞു. മുംബൈ അന്ധേരിയിലുള്ള ന്യൂലിങ്ക് റോഡിലെ 38 നിലകള്‍ വരുന്ന ആഡംബര ഫ്‌ളാറ്റ് സമുച്ചയമായ ട്രാന്‍സ്‌കണ്‍ ട്രയംഫിലെ നാല് ഫ്‌ളാറ്റുകള്‍ ആണ് അക്ഷയ്കുമാര്‍ സ്വന്തമാക്കിയത്. 2200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് ഓരോ ഫ്‌ളാറ്റുകള്‍ക്കുമുള്ളത്. സ്വിമ്മിങ്ങ് പൂള്‍, ജോഗിങ്ങ് ട്രാക്ക്, ബാര്‍ബിക്യൂ കോര്‍ണര്‍,ഫിറ്റ്‌നെസ് സെന്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഫ്‌ളാറ്റിലുള്ളത്. നിലവില്‍ മുംബൈ ജുഹുബീച്ചിലേക്ക് ജാലകങ്ങള്‍ തുറന്നിടുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്കും മക്കളായ ആരവിനും നിതാരയ്ക്കും ഒപ്പമാണ് താരത്തിന്റെ താമസം. ഗോവയില്‍ പോര്‍ച്ചുഗീസ് സ്‌റ്റൈലിലുള്ള വീടും അക്ഷയ്കുമാറിന് സ്വന്തമായുണ്ട്. 'വിശ്വാസം നിലനിർത്തുക, നിങ്ങൾ ശിവന്റെ ദാസനാണ് അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2' 'ഡ്രൈവിങ്ങ് ലൈസൻസ്' ഹിന്ദിയിലേക്ക്; അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിൽ നടൻ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ അന്തരിച്ചു 'എന്റെ ബയോപികില്‍ അക്ഷയ്കുമാറോ രണ്‍ദീപ് ഹൂഡയോ അഭിനയിക്കണമെന്നാണ് ആഗ്രഹം നീരജ് ചോപ്ര വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. ഒരു പ്രമുഖ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്നു ഫെർണാണ്ടോ ജോസ് "കോർബി" കോർബാറ്റോ (ജൂലൈ 1, 1926 ജൂലൈ 12, 2019 ടൈം ഷെയറിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിൽ മുൻഗാമി എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. 1926 ജൂലൈ 1 ന് കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ സ്പെയിനിലെ വില്ലാരിയലിൽ നിന്നുള്ള സ്പാനിഷ് സാഹിത്യ പ്രൊഫസറായ ഹെർമെനെഗിൽഡോ കോർബാറ്റോ, ഷാർലറ്റ് (നീ കരെല്ല ജെൻസൻ) കോർബാറ്റെ എന്നിവരുടെ മകനായി കോർബാറ്റ ജനിച്ചു. 1930 ൽ കോർബാറ്റോ കുടുംബം ലോസ് ഏഞ്ചൽസിൽ യു‌സി‌എൽ‌എയിലെ ഹെർമെനെഗിൽഡോയുടെ ജോലിക്കായി മാറി. 1943-ൽ കോർബാറ്റോ യു‌സി‌എൽ‌എയിൽ ചേർന്നു, പക്ഷേ രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് നാവികസേനയിൽ അദ്ദേഹത്തെ നിയമിച്ചു. യുദ്ധസമയത്ത്, കോർബാറ്റോ "ഭാവിയിലെ കരിയറിന് പ്രചോദനമേകുന്ന അവിശ്വസനീയമായ ഉപകരണങ്ങളെ ഡീബഗ്" ചെയ്തു. കോർബറ്റോ 1946 ൽ നാവികസേനയിൽ നിന്ന് പുറത്തുപോയി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്നു, 1950 ൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് 1956 ൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1965 ൽ പ്രൊഫസറായി. വിരമിക്കുന്നതുവരെ എംഐടിയിൽ തുടർന്നു.[3] എം‌ഐ‌ടി കോംപാറ്റിബിൾ ടൈം-ഷെയറിംഗ് സിസ്റ്റം (സി‌ടി‌എസ്‌എസ്) എന്നറിയപ്പെടുന്ന ആദ്യത്തെ സമയം പങ്കിടുന്ന സംവിധാനം 1961 ൽ പ്രദർശിപ്പിച്ചിരുന്നു.[4] ഒരു വലിയ കമ്പ്യൂട്ടർ സിസ്റ്റത്തിലെ ഫയലുകളിലേക്ക് പ്രവേശനം സുരക്ഷിതമാക്കാൻ ആദ്യമായി പാസ്‌വേഡുകൾ ഉപയോഗിച്ചതിന്റെ ബഹുമതി കോർബാറ്റോവിനുണ്ട്, എന്നിരുന്നാലും ഈ അടിസ്ഥാന സുരക്ഷാ രീതി വ്യാപകമാവുകയും നിയന്ത്രിക്കാനാകാത്തതുമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം ഇപ്പോൾ പറയുന്നു.[5] സി‌ടി‌എസ്‌എസ് വികസിപ്പിച്ചെടുക്കുന്നതിലെ അനുഭവം രണ്ടാമത്തെ പ്രോജക്ടിലേക്ക് നയിച്ചു, മൾട്ടിക്സ്, അതിന്റെ ഹൈ-എൻഡ് കമ്പ്യൂട്ടർ സിസ്റ്റങ്ങൾക്കായി ജനറൽ ഇലക്ട്രിക് സ്വീകരിച്ചു (പിന്നീട് ഹണിവെൽ ഏറ്റെടുത്തു ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇപ്പോൾ ഉപയോഗിക്കുന്ന നിരവധി ആശയങ്ങൾക്ക് മൾട്ടിക്സ് തുടക്കമിട്ടു, ഒരു ശ്രേണി ഫയൽ സിസ്റ്റം, റിംഗ്-ഓറിയന്റഡ് സെക്യൂരിറ്റി, ആക്സസ് കൺട്രോൾ ലിസ്റ്റുകൾ, സിംഗിൾ ലെവൽ സ്റ്റോർ, ഡൈനാമിക് ലിങ്കിംഗ്, വിശ്വസനീയമായ സേവനത്തിനായി വിപുലമായ ഓൺ‌-ലൈൻ പുന:ക്രമീകരണം എന്നിവ. മൾട്ടിക്സ്, പ്രത്യേകിച്ച് വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും, യുണിക്സ് വികസിപ്പിക്കാൻ കെൻ തോംസണിനെ നേരിട്ട് പ്രചോദിപ്പിച്ചു, ഇതിന്റെ നേരിട്ടുള്ള പിൻഗാമികൾ ഇപ്പോഴും വളരെ വ്യാപകമായ ഉപയോഗത്തിലാണ്; മറ്റ് പല ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസൈനുകളുടെയും നേരിട്ടുള്ള മോഡലായി യുണിക്സ് പ്രവർത്തിച്ചു. നിരവധി അവാർഡുകൾക്കിടയിൽ, 1990-ൽ കോർബേറ്റോയ്ക്ക് ട്യൂറിംഗ് അവാർഡ് ലഭിച്ചു സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കുന്നതിലും, പൊതു-ഉദ്ദേശ്യ, വലിയ തോതിലുള്ള, സമയം പങ്കിടൽ, റിസോഴ്‌സ് പങ്കിടൽ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ വികസനത്തിന് നേതൃത്വം നൽകിയതിലും" ഉള്ള അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനത്തിനാണ് ഇത് ലഭിച്ചത്. 2012-ൽ ടൈംഷെയറിംഗിലും മൾട്ടിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുമുള്ള അദ്ദേഹത്തിന്റെ പയനിയറിംഗ് പ്രവർത്തനത്തിന്" കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫെലോ ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തു.[6] കോർബറ്റോ ചിലപ്പോൾ "കോർബേറ്റോയുടെ നിയമത്തിന്" പേരുകേട്ടതാണ്:[7] ഒരു പ്രോഗ്രാമർക്ക് ഒരു നിശ്ചിത കാലയളവിൽ എഴുതാൻ കഴിയുന്ന കോഡിന്റെ വരികളുടെ എണ്ണം, ഉപയോഗിക്കുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമാണ്. ആദ്യത്തെ കമ്പ്യൂട്ടർ പാസ്‌വേഡ് സൃഷ്‌ടിക്കാൻ സഹായിച്ചതിനാലാണ് കോർബറ്റോ അംഗീകരിക്കപ്പെട്ടത്.[8] കോർബറ്റോ 1962-ൽ പ്രോഗ്രാമർ ഇസബെൽ ബ്ലാൻഡ്‌ഫോർഡിനെ വിവാഹം കഴിച്ചു. അവർ 1973-ൽ മരിച്ചു.[3] കോർബാറ്റോയ്ക്ക് എമിലി (നീ ഗ്ലക്ക്) രണ്ടാമത്തെ ഭാര്യയാണ്. പരേതയായ ഭാര്യ ഇസബെലിൽ രണ്ട് പെൺമക്കൾ:-കരോളിൻ കോർബറ്റോ സ്റ്റോൺ, നാൻസി കോർബറ്റോ; ഭാര്യയുടെ മുൻബന്ധത്തിലുള്ള രണ്ട് പുത്രന്മാർ, അവരുടെ പേരുകൾ:-ഡേവിഡ് ഗിഷ്, ജേസൺ ഗിഷ്; ഒരു സഹോദരൻ:-ചാൾസ്; അഞ്ച് പേരക്കുട്ടികളും.[3] എംഎയിലെ വെസ്റ്റ് ന്യൂട്ടണിലെ ടെമ്പിൾ സ്ട്രീറ്റിലാണ് കോർബറ്റോ താമസിച്ചിരുന്നത്. 2019 ജൂലൈ 12 ന് മസാച്യുസെറ്റ്സിലെ ന്യൂബറിപോർട്ടിൽ 93-ാം വയസ്സിൽ പ്രമേഹം മൂലമുള്ള സങ്കീർണതകൾ കാരണം അദ്ദേഹം അന്തരിച്ചു.[3] ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:40, 4 നവംബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ന്യൂഡല്‍ഹി: ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണമെന്ന് ഹാദിയയുടെ സത്യവാങ്മൂലം. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ മുസ്‌ലിം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ പറഞ്ഞു. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടു. താന്‍ മുസ്‌ലിം ആണ്. മുസ്‌ലിമായിത്തന്നെ ജീവിക്കുകയും വേണം. പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം പുന:സ്ഥാപിച്ചു തരണം. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഹാദിയ പറഞ്ഞു. അതേസമയം, വീട്ടുതടങ്കലില്‍ ഹാദിയ ഗുരുതരമായ പീഡനങ്ങള്‍ക്ക് ഇരയായെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ‘വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നതായി ഹാദിയ പറഞ്ഞു. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നതായും ഹാദിയ. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിച്ചിരിക്കുന്നത്. വീട്ടില്‍ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്. ഒരു ദിവസം അമ്മ പ്രാതല്‍ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോള്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. അടുക്കളയില്‍ എത്തിയപ്പോള്‍ തനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെ ഞെട്ടിപ്പിച്ചു.’ ‘അമ്മയുടെ ഈ പ്രവൃത്തി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ തന്നെ കേള്‍ക്കാനോ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. അന്ന് മുതല്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് അതോടെ വ്യക്തമായതായും’ ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് നിര്‍ബന്ധിച്ചു. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്പോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആറു മാസത്തോളം വീട്ടുതടങ്കലില്‍ ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് പൊലീസിനോട് ആരാഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ലഭിക്കാന്‍ മൂന്ന് മാസം നിരാഹാരം കിടന്നുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു. അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും അതേസമയം, സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്റെ സത്യവാങ്മൂലം. അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണെന്നും സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും പറയുന്നു. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും ഭീകരരുടെ ലൈംഗിക അടിമയാക്കാനായിരുന്നു പദ്ധതിയെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതില്‍ തനിക്ക് പ്രശ്‌നമില്ല. മകളുടെ സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സുപ്രീംകോടതി വിധിപ്രകാരം സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുകയാണ് ഹാദിയ. പൗരത്വനിയമ സമരം: അയ്യപ്പധര്‍മ്മസേനയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഈശ്വര്‍ ‘പഠിച്ച് മിടുക്കിയാവണമെന്ന് അന്ന് സുപ്രീംകോടതി ഉപദേശിച്ചു’; ഡോക്ടര്‍ ഹാദിയയുടെ ഹോമിയോപ്പതിക് ക്ലിനിക് പ്രവര്‍ത്തനം തുടങ്ങി ‘ഡോ ഹാദിയ എന്ന് വിളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു’; ഷെഫിന്‍ ജഹാന്‍ സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ‘മീ ടു’; രാഹുല്‍ ഈശ്വറിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് പൗരത്വനിയമ സമരം: അയ്യപ്പധര്‍മ്മസേനയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ഈശ്വര്‍ ഹാദിയ കേസില്‍ നിര്‍ണ്ണായക വാദങ്ങള്‍ ചൊവ്വാഴ്ച്ച; എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ ഹാദിയ കേസ്; വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് വീണ്ടും സുപ്രീംകോടതി 100% വിർജിൻ മെറ്റീരിയൽ നാല് മതിൽ പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് ഉയർന്ന നിലവാരമുള്ള പോളികാർബണേറ്റ് മൾട്ടി-വാൾ പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ്,അവയ്ക്ക് മികച്ച ഗുണങ്ങളുണ്ട്,അൾട്രാവയലറ്റ് പരിരക്ഷണം പോലുള്ളവ,കാലാവസ്ഥാ പ്രതിരോധം,കുറഞ്ഞ ഭാരം,അഗ്നി ശമനി,ദൃ ur തയും ഈടുതലും, നല്ല ഇൻസുലേഷനുള്ള ഈ പ്ലാസ്റ്റിക് ഷീറ്റ്,-40℃ 120 കാലാവസ്ഥ,ആന്റി കണ്ടൻസേഷൻ,ഫ്ലേം റിട്ടാർഡന്റ്, സൗണ്ട് ഇൻസുലേഷൻ, സംയോജിത പ്രോസസ്സിംഗ് പ്രകടനം,കൂടാതെ ഈ പി‌സി ഷീറ്റ് ഉണ്ടാക്കുക… അൾട്രാവയലറ്റ് കോട്ടിംഗ് തേൻ‌കോമ്പ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് അൾട്രാവയലറ്റ് കോട്ടിംഗ് തേൻ‌കോമ്പ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് പുനരുപയോഗം ചെയ്യാവുന്നതും ജ്വലന സമയത്ത് വിഷ പദാർത്ഥങ്ങൾ പുറപ്പെടുവിക്കാത്തതുമായ വളരെ സുസ്ഥിരമായ ഒരു വസ്തുവാണ്. പോളികാർബണേറ്റ് ശക്തമായ പോയിന്റുകളിൽ ഒന്നാണ് ഫയർ സുരക്ഷ. പദാർത്ഥങ്ങൾ,ഇത്… സുതാര്യമായ പോളികാർബണേറ്റ് സോളിഡ് റൂഫിംഗ് ഷീറ്റ് സുതാര്യമായ പോളികാർബണേറ്റ് സോളിഡ് റൂഫിംഗ് ഷീറ്റ് പോളികാർബണേറ്റ് ഡൈവിംഗ് പോളികാർബണേറ്റ് സോളിഡ് റൂഫിംഗ് ഷീറ്റ്,പ്രധാന മെറ്റീരിയൽ സാബിക് ആണ്(ലെക്സ്കാൻ) കന്യക മെറ്റീരിയൽ,ഉപരിതലത്തിൽ അൾട്രാവയലറ്റ് പരിരക്ഷയുള്ളതിനാൽ,അതിനാൽ ഏത് അപ്ലിക്കേഷനും ഇത് ഉപയോഗിക്കാൻ കഴിയും. ഗ്ലാസുമായി താരതമ്യം ചെയ്യുക,അതിനെക്കുറിച്ച് മാത്രമേയുള്ളൂ 1/2 ഗ്ലാസിന്റെ ഭാരം,ഈ പ്ലാസ്റ്റിക് കൂടുതൽ ശക്തവും… ലെക്സൻ പോളികാർബണേറ്റ് കോറഗേറ്റഡ് ഷീറ്റ് പോളികാർബണേറ്റ് കോറഗേറ്റഡ് ഷീറ്റ് പോളികാർബണേറ്റ് കോറഗേറ്റഡ് ഷീറ്റ് പ്രധാനമായും നിർമ്മിക്കുന്നത് ആധുനിക ഹൈടെക് രീതിയും ഉപകരണവുമാണ്,പോളികാർബണേറ്റ് മെറ്റീരിയലുമായി സഹകരിച്ച് പ്രവർത്തിക്കുന്നു,അൾട്രാവയലറ്റ് റെസിസ്റ്റന്റ് ഏജന്റും മറ്റ് കെമിക്കൽ അഡിറ്റീവുകളും. ഉൽപ്പന്നത്തിന് മികച്ച ശാരീരിക സ്ഥിരതയുണ്ട്,എളുപ്പത്തിൽ മഞ്ഞനിറമാകില്ല,കൂടുതൽ ശക്തമായ ഇംപാക്ട് പ്രതിരോധം,കൂടുതൽ വഴക്കമുള്ള,ശബ്‌ദം കുറയ്ക്കുന്ന പ്രതീകം മഴയുള്ള ദിവസം. … സ്റ്റെയിൻ‌ലെസ് സ്റ്റീൽ ബ്രാക്കറ്റ് പിസി സോളിഡ് ഷീറ്റ് പോളികാർബണേറ്റ് ആവിംഗ് ശക്തമായ സ്റ്റീൽ ബ്രാക്കറ്റ് പിസി സോളിഡ് ഷീറ്റ് പോളികാർബണേറ്റ് ആവിംഗ് ശക്തമായ സ്റ്റീൽ ബ്രാക്കറ്റ് പിസി സോളിഡ് ഷീറ്റ് പോളികാർബണേറ്റ് ആവിംഗ് പോളികാർബണേറ്റ് ഡൈവിംഗ് പോളികാർബണേറ്റ് സോളിഡ് ഷീറ്റ് കവറിനൊപ്പം ശക്തമായ സ്റ്റീൽ ബ്രാക്കറ്റ് പോളികാർബണേറ്റ് മേലാപ്പ്,അലുമിനിയം അലോയ് ഫിക്സിംഗ് ബാർ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്,വിപുലീകരണ സ്ക്രൂകൾക്കായി കളർ സിങ്ക് പ്ലേറ്റിംഗുള്ള ലോഹം,സ്ക്രൂ ക്യാപ്സ്, മറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ സ്ക്രൂകൾ എന്നിവയ്ക്കുള്ള എഞ്ചിനീയറിംഗ് പ്ലാസ്റ്റിക് സിന്തറ്റിക് റബ്ബർ മുദ്ര. പുതിയ സ്റ്റീൽ ബ്രാക്കറ്റ് മെറ്റീരിയൽ… എഫ്‌ആർ‌പി കോറഗേറ്റഡ് ഷീറ്റ് റൂഫിംഗ് പോളികാർബണേറ്റ് കോറഗേറ്റഡ് ഷീറ്റ് ഏറ്റവും സാധാരണമായ എഫ്‌ആർ‌പി കോറഗേറ്റഡ് റൂഫിംഗ് ഷീറ്റ്,ഫൈബർഗ്ലാസ് പോലുള്ള നാരുകളുമായി കലർത്തിയ പോളിമറിന്റെ സംയോജിത വസ്തുവാണ് ഫൈബറിന്റെ ശക്തിയും കാഠിന്യവും വർദ്ധിപ്പിക്കുന്നത്. എഫ്‌എഫ്‌പി കോറഗേറ്റഡ് മേൽക്കൂരയുടെ ഭാരം, മെറ്റീരിയൽ എന്നിവ കാരണം ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പമാണ്… എംബോസ്ഡ് പോളികാർബണേറ്റ് ഷീറ്റ് പോളികാർബണേറ്റ് എംബോസ്ഡ് ഷീറ്റ് ഉയർന്ന ഇംപാക്ട് ദൃ .ത,അൾട്രാവയലറ്റ് പൂശിയ പ്രതിരോധവും ഭാരം കുറഞ്ഞതും ,എംബോസ്ഡ് പോളികാർബണേറ്റ് ഷീറ്റിലും പ്രോജക്റ്റ് ചോയിസിന് വ്യത്യസ്ത നിറവും കനവും ഉണ്ട്. ഈ ഷീറ്റുകൾ പ്രാഥമികമായി അതിന്റെ ഉപരിതലത്തിന് അലങ്കാരവസ്തുക്കളായി ഉപയോഗിക്കുന്നു, അവ തകർക്കാൻ പ്രയാസമാണ്,അതിനാൽ വ്യാവസായിക മേൽക്കൂരയ്ക്ക് ഇത് വളരെ ശുപാർശ ചെയ്യുന്നു,മൂടുശീല മതിൽ,സ്ക്രീൻ,ബാത്ത്റൂം സൗകര്യങ്ങളും… പോളികാർബണേറ്റ് സോളിഡ് ഷീറ്റ് പോളികാർബണേറ്റ് സോളിഡ് ഷീറ്റ് ഭാരം കുറഞ്ഞ പോളികാർബണേറ്റ് സോളിഡ് ഷീറ്റ്,അവയ്ക്ക് മികച്ച ഗുണങ്ങളുണ്ട്,അൾട്രാവയലറ്റ് പരിരക്ഷണം പോലുള്ളവ,കാലാവസ്ഥാ പ്രതിരോധം,അഗ്നി ശമനി,ദൃ ur തയും ഈടുതലും, നല്ല ഇൻസുലേഷനുള്ള ഈ പ്ലാസ്റ്റിക് ഷീറ്റ്,-40℃ 120 കാലാവസ്ഥ,ആന്റി കണ്ടൻസേഷൻ,ഫ്ലേം റിട്ടാർഡന്റ്, സൗണ്ട് ഇൻസുലേഷൻ, സംയോജിത പ്രോസസ്സിംഗ് പ്രകടനം,കൂടാതെ ആധുനിക ഹരിതഗൃഹത്തിനും റൂഫിംഗ് നിർമ്മാണത്തിനുമായി ഈ പിസി ഷീറ്റ് തിരഞ്ഞെടുക്കുക. … ഹരിതഗൃഹ സ്കൈലൈറ്റ് ഇരട്ട-മതിൽ പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് ഹരിതഗൃഹ സ്കൈലൈറ്റ് ഇരട്ട-മതിൽ പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് ഇരട്ട മതിൽ പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് സാബിക് അസംസ്കൃത വസ്തുക്കളാൽ നിർമ്മിച്ചതാണ്,അവ പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ്, ആഗോള പരിസ്ഥിതി സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്നു. നിലവിൽ. ഈ പ്ലാസ്റ്റിക് ഷീറ്റുകൾ നിർമ്മാണ സാമഗ്രികളിൽ വ്യാപകമായി ഉപയോഗിക്കുന്നു,ഹരിതഗൃഹം പോലുള്ളവ,പൂന്തോട്ടവും സ്കൈലൈറ്റും. ഉൽപ്പന്ന പാരാമീറ്റർ ഇനങ്ങൾ… പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് റൂഫിംഗ് ഷീറ്റ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് റൂഫിംഗ് ഷീറ്റ് പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് ഏറ്റവും മുൻ‌കൂട്ടി ഉൽ‌പാദന പ്രക്രിയ ഉപയോഗിക്കുന്നു,പോളികാർബണേറ്റ് പൊള്ളയായ ഷീറ്റ് പ്രശസ്തമായ നിർമ്മാണ വസ്തുക്കളിൽ ഒന്നാണ്,അവയ്ക്ക് ഉപരിതലത്തിൽ അൾട്രാവയലറ്റ് കോട്ടിംഗ് ഉണ്ട്,ഭാരം കുറഞ്ഞതും ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പവുമാണ്. ഉൽപ്പന്ന പാരാമീറ്റർ ഇനം: പോളികാർബണേറ്റ് റൂഫിംഗ് പൊള്ളയായ ഷീറ്റ് ഇരട്ട മതിൽ പിസി പൊള്ളയായ… അലുമിനിയം ഗാരേജ് മേലാപ്പ് കാർ പാർക്കിംഗ് ഷെൽട്ടർ അലുമിനിയം ഗാരേജ് മേലാപ്പ് കാർ പാർക്കിംഗ് ഷെൽട്ടർ പോളികാർബണേറ്റ് മേലാപ്പ് പോളികാർബണേറ്റ് കാർപോർട്ട് ഫ്രെയിം ഗാൽവാനൈസ്ഡ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്,അത് വളരെ ശക്തവും മെറ്റീരിയൽ തകർക്കാൻ പ്രയാസവുമാണ്. കാർപോർട്ട് പോളികാർബണേറ്റ് സോളിഡ് ഷീറ്റിൽ നിർമ്മിച്ചതാണ്,അവ യുവി പരിരക്ഷിച്ചിരിക്കുന്നു,-40 from മുതൽ 120 ℃ വരെയുള്ള താപനിലയെ പ്രതിരോധിക്കാൻ കഴിയും 10 ഇതിന് വർഷ ഗ്യാരണ്ടി… പോളികാർബണേറ്റ് സോളിഡ് ഷീറ്റുള്ള അലുമിനിയം കാർപോർട്ട് പോളികാർബണേറ്റ് സോളിഡ് ഷീറ്റുള്ള അലുമിനിയം കാർ‌പോർട്ട്,ഒരു കാർ ഷേഡിംഗിനേക്കാൾ ദൈർഘ്യമേറിയതാണ് ഇത്… ഗ്വാൻസു ബിൽഡിംഗ് മെറ്റീരിയൽ കമ്പനി, ലിമിറ്റഡ് ഓഫീസ് ടെലിഫോൺ ബൂത്ത്: നിങ്ങൾ ശ്രമിക്കണം പോളികാർബണേറ്റ് പാനലിന്റെ അപ്ലിക്കേഷനും സേവന ജീവിതവും ഡാവോജിയാവോ വ്യവസായം,ബീജിയാവോ ട .ൺ ,ഷുണ്ടെ ജില്ല,ഫോഷൻ സിറ്റി,ഗുവാങ്‌ഡോംഗ് പ്രവിശ്യ,ചൈന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോക്താക്കൾക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. വിവരം അഭ്യര്ത്ഥിക്കുക, സാമ്പിളും ഉദ്ധരണിയും, ഞങ്ങളെ സമീപിക്കുക! ഫോഷൻ സിറ്റി ഗ്വാൻസു ബിൽഡിംഗ് മെറ്റീരിയൽ കമ്പനി, ലിമിറ്റഡ് © 2020 എല്ലാ അവകാശങ്ങളും നിക്ഷിപ്തം ഷിപ്പിംഗ് നയംതിരികെ നൽകൽ നയംസ്വകാര്യതാനയം നിങ്ങൾ സ്വന്തമായി ഒരു വീട് ഇല്ലാത്തവരാണ് ഉടൻ അപേക്ഷിക്കുക വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നു civilengineers നിങ്ങൾ സ്വന്തമായി ഒരു വീട് ഇല്ലാത്തവരാണ് ഉടൻ അപേക്ഷിക്കുക വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നു. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന കാര്യം നിങ്ങൾ എല്ലാവരും അറിയുക അതായത് നിങ്ങൾ ഒരു സ്വന്തമായി വീടില്ലാത്ത വ്യക്തിയാണെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം അപേക്ഷിച്ച് അതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷ യുടെ പൂർണ്ണരൂപം അറിയാവുന്നതാണ് അതായത് തീർച്ചയായും ഇതൊരു വെറും വാക്കല്ല അതൊരു സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അപ്പൊ നമുക്ക് എന്തായാലും കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ചോദിക്കണം എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു. ജൂൺ ഒന്നാം തീയതി മുതൽ എങ്ങനെ .എങ്ങനെ എല്ലാവരും പുതിയ പ്രഖ്യാപനം അറിഞ്ഞിരിക്കുക. എന്തായാലും ചേച്ചി മരിച്ചു പോകുമ്പോ നമ്മളാരും ഒന്നും കൊണ്ടു പോകുന്നില്ലല്ലോ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് സാമ്പത്തികമായി നിങ്ങൾക്ക് ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് ചെയ്യുക. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ട് തീർച്ചയായും നിങ്ങൾക്ക് സത്യസന്ധമായ രീതിയിൽ മുന്നേറാൻ താല്പര്യമുണ്ടെങ് സാക്ഷരതാ ശതമാനം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള കേരള മികവുത്സവം സാക്ഷരതാ പരീക്ഷ ജില്ലയില്‍ ഈ മാസം ഏഴ് മുതല്‍ 14 വരെ നടക്കും. പഠിതാക്കളിൽ 1634 സ്ത്രീകളും 464 പുരുഷന്മാരുമാണുള്ളത്. 'കൃത്രിമക്കാല്‍ ഓരോ തവണയും ഊരിമാറ്റുന്നത് വേദനയോടെ വീഡിയോയുമായി നടി സുധ ചന്ദ്രന്‍ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതിനെതിരെ പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു വാഹനാപകടത്തില്‍ സുധാ ചന്ദ്രന് കാല്‍ നഷ്ടമാകുന്നത്. തുടര്‍ന്ന് വച്ച കൃത്രിമക്കാലോടെ സുധ നൃത്തം ചെയ്യുകയും അഭിനയം തുടരുകയും ചെയ്തു. ഉറക്കത്തില്‍ എണീറ്റുനടന്ന വയോധികന്‍ തിരക്കേറിയ നടുറോഡില്‍; രക്ഷകരായി പൊലീസ് കേള്‍വിക്കുറവുള്ള വയോധികന് വീട് കേരളവര്‍മ കോളേജിന് സമീപം മാത്രമാണെന്നാണ് ഓര്‍മ. തുടര്‍ന്ന് ഇയാളെ സുരക്ഷിതമായി ഒരിടത്തിരുത്തി ഫോട്ടോയെടുത്ത് പൊലീസ് വീടുതപ്പിയിറങ്ങി. ഇന്ന് ആഗസ്റ്റ് 21, ലോക 'സീനിയര്‍ സിറ്റിസണ്‍' ദിനമാണ്. പ്രായമായവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍- സമൂഹികമായതും വൈകാരികമായതുമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഇക്കാര്യങ്ങളില്‍ ചെറിയ തലമുറയ്ക്ക് വേണ്ട അവബോധം കൊടുക്കുന്നതിനുമാണ് 'സീനിയര്‍ സിറ്റിസണ്‍' ദിനം ആചരിക്കുന്നത്. അബുദാബിയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനി ബുക്കിങ് ആവശ്യമില്ല മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കി അബുദാബി ആരോഗ്യ വകുപ്പ്. മുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിലിന് അവസരം; നവജീവൻ പദ്ധതിക്ക് തുടക്കമാവുന്നു പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ ആയിരത്തിലേറെ അപേക്ഷകൾ ലഭിച്ചു. ജില്ലാതല സമിതി അപേക്ഷ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് വായ്പാ വിതരണം പൂർത്തിയാക്കും. മറ്റ് വരുമാനമില്ലാത്ത 75 വയസ്സ് പിന്നിട്ടവർക്ക് ആദായ നികുതി റിട്ടേൺ ഒഴിവാക്കി പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമുള്ളവർക്കാണ് ഈ ഇളവ് ബാധകമാവുക. ആദായനികുതി നിരക്കുകളിൽ മാറ്റമില്ല. ഇളവുകളുമില്ല. നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (NAPSrC) പദ്ധതി: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. ജറന്റോളജിയിൽ പി.ജി ഉള്ളവർക്ക് മുൻഗണന. ഒരു ഒഴിവാണുള്ളത്. മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴില്‍ വായ്പ; നവജീവൻ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു വായ്പ പരിധി 50,000 രൂപ വരെ. സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. മുതിർന്ന പൗരന്മാർക്ക് സംരംഭകരാകാം: നവജീവൻ വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ ഇതിനായി ഈ മേഖലകളിലുള്ളവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി ഇതിനു പുറമെ കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. എൺപത് വയസ് കഴിഞ്ഞവർക്കും വികലാംഗർക്കും നിയമസഭാ തെര‌ഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സംസ്ഥാനത്ത് രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കൊവിഡ് രോഗികൾക്ക് എങ്ങനെയാണ് വോട്ടിംഗ് സൗകര്യം ഒരുക്കാൻ കഴിയുകെയന്നത് പരിശോധിച്ച് വരികയാണെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് സുഖപ്പെട്ട മുതിര്‍ന്ന പൗരൻ നന്ദി സൂചകമായി നല്‍കിയ സമ്മാനം കണ്ട് ഡോക്ടര്‍ ഞെട്ടി കൊറോണയിൽ നിന്ന് സൗഖ്യം നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് സമ്മാനമായി നൽകിയത് സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിലക്ക് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ റസ്റ്റോറന്റുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും കുട്ടികള്‍ക്കും പ്രായമാര്‍ക്കും വിലക്കേര്‍പ്പെടുത്തി. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ് മസ്‍കത്ത് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത്. കൊവിഡ് പ്രതിരോധം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്‍റീന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം വയോജനങ്ങള്‍ വീടുകളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും സുരക്ഷിതരായി കഴിയേണ്ടതാണ്. പാലോട് വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നു; പ്രതികളെ പിടിക്കാന്‍ വനം വകുപ്പ് കുപ്രസിദ്ധ വേട്ടക്കാരന്‍ 'മൗഗ്ലി' നാരായണന്‍ അറസ്റ്റില്‍ KGF Chapter 2 അധീര' ഇനി സ്ക്രീനില്‍; കെജിഎഫ് 2 ഡബ്ബിംഗ് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത് മോൻസന്‍റെ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്ന പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് Kallan D'Souza: സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ റിലീസ് തീയതി പ്രഖ്യാപിച്ചു Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍, കാണാം അമേരിക്ക ഈ ആഴ്ച ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാലുജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു.ന്യൂന മര്‍ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു യെമൻ തലസ്ഥാനത്ത് സൗദി അറേബ്യയുടെ വ്യോമാക്രമണം ഫിലഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍‌വാലിയുടെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയില്‍ നടന്ന ‘കലയോടൊപ്പം പൊന്നോണം’ വൈവിധ്യമാര്‍ന്ന കലാപരിപാടികളും പ്രേക്ഷകസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി. 43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ‘കല’ ഈവര്‍ഷവും മുന്‍ കൊല്ലങ്ങളിലേതുപോലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായാണ് ആഘോഷിച്ചത്. രാജപ്പന്‍ നായര്‍, ശാരദാ മര്‍ച്ചന്റ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂക്കളവും, ചെണ്ടമേളം, താലപ്പൊലി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്ത് ഘോഷയാത്രയും അത്യാകര്‍ഷകമായി. സംഗീത തോമസ് അമേരിക്കന്‍ ദേശീയഗാനവും, റ്റാനിയ ജോസി, റ്റീന ജോസി എന്നിവര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഏഞ്ചല്‍ പ്ലാമൂട്ടില്‍, ബിന്‍സി അനു, ബ്രിയാന കൊച്ചുമുട്ടം, ക്രിസ്റ്റീന ജിബിന്‍, ഫിയോണ കൊച്ചുമുട്ടം, ഹെലന്‍ സനോജ്, ജിപ്‌സാ എല്‍ഷാന്‍, ജോയിസ് സോബിന്‍, റോസ്‌മേരി പ്ലാമൂട്ടില്‍, വീണാ ദിലീപ് എന്നിവര്‍ അടങ്ങിയ ടീം അവതരിപ്പിച്ച തിരുവാതിര അതിമനോഹരമായിരുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ഭരതം ഡാന്‍സ് അക്കാഡമി, നൂപുര ഡാന്‍സ് അക്കാഡമി എന്നിവയിലെ നൃത്ത വിദ്യാര്‍ത്ഥികളും, ബ്ലൂമൂണ്‍സ്, റൈസിംഗ് സ്റ്റാര്‍സ് എന്നീ ഡാന്‍സ് ഗ്രൂപ്പുകളും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. അന്‍സു വര്‍ഗീസ്, ബിജു ഏബ്രഹാം, ഹെല്‍ഡാ സുനില്‍, കെവിന്‍ വര്‍ഗീസ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള കലാ കമ്യൂണിറ്റി അവാര്‍ഡ് ബിജു സക്കറിയ, ബിജു ഏബ്രഹാം എന്നിവര്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ഫോമ റീജണല്‍ സെക്രട്ടറി ജയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജോര്‍ജ് മാത്യു, ജയിംസ് ജോസഫ്, ബിജു സക്കറിയ, ബിജു ഏബ്രഹാം എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. കലാ പ്രസിഡന്റ് ജോജോ കോട്ടൂര്‍, ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറര്‍ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് സുജിത് ശ്രീധര്‍, ജോയിന്റ് സെക്രട്ടറി അന്‍സു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജയിംസ് പെരിങ്ങാട്ട്, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജയിംസ് കുറിച്ചി, ഫോമ യൂത്ത് റെപ് കുരുവിള ജയിംസ് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഫ്ഗാനിസ്ഥാൻ: ഇന്ത്യയും താലിബാനും തമ്മിലുള്ള ആദ്യത്തെ ഔപചാരിക ചർച്ച നടന്നു ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വി. പത്താം പീയൂസ് പാപ്പയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെടുന്നതിനിടെ 19 കാരനായ പലസ്തീൻ ഡ്രൈവറുടെ അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു അറബ് സമൂഹങ്ങൾക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് ചെറുക്കാനുള്ള ശ്രമമെന്നു പറയപ്പെടുന്ന കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി ഫ്രാൻസ്, ജോർദാൻ, പോർച്ചുഗൽ, ടാൻസാനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) യു എസ് പൗരന്മാരോട് നിര്‍ദ്ദേശിച്ചു. സി‌ഡി‌സി ഇതുവരെ 83 ലക്ഷ്യസ്ഥാനങ്ങളെ “ലെവൽ 4: വെരി ഹൈ” ക്ലാസിഫിക്കേഷനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, തിങ്കളാഴ്ച അൻഡോറ, സൈപ്രസ്, ലിച്ചെൻ‌സ്റ്റൈൻ എന്നീ രാജ്യങ്ങളെ ഏറ്റവും ഉയർന്ന യാത്രാ കോവിഡ്-19 വാക്‌സിൻ: ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെർട്ട് ഇന്ന് യോഗം ചേരും ന്യൂയോർക്ക്: അടിയന്തര ഉപയോഗ ലിസ്റ്റിംഗ് (EUL) ലഭിച്ച നിലവിൽ ലഭ്യമായ COVID-19 വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയും സമയവും ചർച്ച ചെയ്യാൻ ടെക്സസ് അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് കാറ്റി ടെക്സസ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 Dec 7, 2021 അനശ്വരം മാമ്പിള്ളി 0 ബേബി കെ കുര്യൻ (94) അന്തരിച്ചു ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും, ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളിൽ മോഷണം; 97,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയി പൂനെ: പൂനെയിലെ ബുഡി കത്‌രാജ് ചൗക്കിന് സമീപമുള്ള മൂന്ന് സൊസൈറ്റികളിലായി പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളെങ്കിലും മോഷ്ടാക്കൾ കുത്തിത്തുറന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം മെഡിക്കൽ പരിശോധനയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ മയക്കു മരുന്ന് നൽകി 2 സ്കൂൾ മാനേജർമാർ പീഡിപ്പിച്ചു മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പത്താം ക്ലാസിലെ 17 വിദ്യാർത്ഥിനികളെ വൈദ്യപരിശോധന നടത്താനെന്ന പേരിൽ രണ്ട് സ്കൂൾ മാനേജർമാർ മയക്കുമരുന്ന് നൽകി മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു. പാക് അതിർത്തി ജില്ലയായ ബഹവൽപൂർ സ്വദേശി മുഹമ്മദ് ഐഎസ്‌എല്‍ 2021-22: ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും സമനില വാസ്കോ: ഐഐഎസ്എല്ലിലെ പതിനാറാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പോയിന്റ് പങ്കിട്ടു. തുടർച്ചയായ രണ്ട് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് തുടക്കമായി ചിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ചിക്കാഗോ മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ‘ഇൻ അവർ വേൾഡ്’ സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ ‘റീനാ കീ കഹാനി’ ലോക പ്രശസ്ത മലയാള നാടക-സിനിമാ പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) വാർദ്ധക്യ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ അബൂഹുറൈറ(റ) യുടെ യഥാർത്ഥ പേരെന്താണെന്നറിയില്ല; ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രവും അറിയില്ല. അങ്ങനെയുള്ള ഒരാളുടെ ഇസ്‌ലാം ആശ്ലേഷം സത്യസന്ധമായിരുന്നുവെന്ന് എങ്ങനെ കരുത്താനാവും? സ്വഹാബിമാരിൽ പലരും അദ്ദേഹത്തെ വിമർശച്ചതായി കാണാനും കഴിയും. അക്ഷരജ്ഞാനം പോലുമില്ലാത്ത ഒരാളെ ഒരാളെ വിശ്വസിച്ചുകൊണ്ട് അയാൾ പറഞ്ഞതെല്ലാം നബി(സ)യിൽ നിന്നുള്ളവയാണെന്ന് എങ്ങനെ കരുതാനാവും ? അബൂഹുറയ്‌റയുടെ(റ) യഥാര്‍ഥ നാമത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും ഇസ്‌ലാം സ്വീകരണത്തിനുമുമ്പുള്ള അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും അദ്ദേഹത്തിന്റെ സ്വീകാര്യതയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്ന കാര്യങ്ങളായി എടുത്തുപറയുന്ന വിമർശിക്കുന്നവർക്ക് മറ്റു സ്വഹാബിമാരുടെ യഥാര്‍ഥനാമവും ചരിത്രവും എത്രത്തോളം അറിയാമെന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. നബി(സ)യുടെ സന്തതസഹചാരിയും ആദ്യ ഖലീഫയുമായിരുന്ന അബൂബക്കര്‍െ(റ)ന്റ യഥാര്‍ഥ പേരിനെക്കുറിച്ച് ചരിത്രകാരന്‍മാ ര്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങളുണ്ടെന്നത് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഏതെങ്കിലും അബൂഹൂറയ്‌റാ വിമര്‍ശകന്‍ മാര്‍ വാദിച്ചുകണ്ടിട്ടില്ല. അബൂഉബൈദ(റ അബൂദുജാന(റ അബൂദര്‍റുല്‍ ഗിഫ്ഫാരി(റ അബൂദര്‍ദാഅ്‌ (റ)തുടങ്ങിയ നാമങ്ങളില്‍ അറി യപ്പെടുന്ന പ്രമുഖരായ സ്വഹാബികളുടെ യഥാര്‍ഥ പേരെന്തായിരുന്നുവെന്ന് ചരിത്രകാരന്‍മാരില്‍ പലര്‍ക്കും അജ്ഞാതമാണ്.സ്വഹാബി മാരില്‍ പലരുടെയും ഇസ്‌ലാം സ്വീകരണത്തിന് മുമ്പുള്ള ചരിത്രത്തെക്കുറിച്ചും കൂടുതല്‍ അറിവൊന്നുമില്ല. അറബികള്‍ക്കിടയില്‍ പ്രശ സ്തമായിരുന്ന ബനൂദൗസ് ഗോത്രക്കാരനായ അബൂഹുറയ്‌റയേുടെ ചരിത്രവും കുടുംബ വേരുകളും മറ്റു പല സ്വഹാബികളുടേതിലുമ പേക്ഷിച്ച് അറിയപ്പെടുന്നവയാണ്. അദ്ദേഹത്തിന്റെ ചരിത്രം തീരെ അജ്ഞാതമാണെന്ന് വന്നാല്‍പോലും അതിന്റെ അടിസ്ഥാനത്തില്‍ അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയെ ചോദ്യം ചെയ്യാന്‍ എങ്ങനെ സാധിക്കും? ജാഹിലിയ്യാ ചരിത്രം അജ്ഞാതമാണെന്ന കാരണത്താല്‍ അസ്വീകാര്യമായി വിലയിരുത്തുകയാണെങ്കില്‍ സ്വഹാബിമാരില്‍ മിക്കവരും അസ്വീകാര്യരായിത്തീരുമെന്നതാണ് വസ്തുത. അബൂഹുറ യ്‌റെ(റ)യെ തകര്‍ത്ത് അതിലൂടെ സ്വഹാബിമാരെയും ഹദീഥുകളെയുമെല്ലാം അസ്വീകാര്യമായി മുദ്രകുത്തി നബി(സ)യുടെ ചരിത്രപരത യെത്തന്നെ നിഷേധിക്കുന്നതിനുള്ള പാതയൊരുക്കിയവര്‍ നല്‍കിയ ‘തെളിവുകളു’ പയോഗിക്കുന്നവര്‍ യഥാര്‍ഥത്തില്‍ തകര്‍ക്കുവാന്‍ ശ്രമി ക്കുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന വസ്തുതയാണിവിടെ അനാവൃതമാവുന്നത്. ഓറിയന്റലിസ്റ്റുകള്‍ നല്‍കിയ ‘തെളിവുകളു’പയോഗിച്ച് അബൂഹുറയ്‌റ(റ)യുടെ ഇസ്‌ലാം ആശ്ലേഷണം ആത്മാര്‍ഥമായിരുന്നില്ലെന്ന് വാദിക്കുന്നവരുടെ പക്കല്‍ ആത്മാര്‍ഥതയെ അളക്കുന്നതിനുള്ള മാനദണ്ഡമെന്താണ്? നബി(സ)യുടെ കൂടെ അദ്ദേഹത്തോടൊപ്പം നാലു വര്‍ ഷത്തിലധികം ജീവിച്ചിട്ട് അബൂഹുറയ്റയുടെ (റ)ആത്മാര്‍ഥതയില്‍ എന്തെങ്കിലുമൊരു സംശയം നബി(സ) പ്രകടിപ്പിച്ചതായി തെളിയി ക്കുന്ന ഒരു സംഭവം പോലും ഉദ്ധരിക്കുവാന്‍ അബൂഹുറയ്‌റാവിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദൂര ദേശത്തുനിന്ന് നബി(സ) ജീവിതത്തെ ക്കുറിച്ച് പഠിക്കുവാനായി മദീനയിലേക്ക് പലായനം ചെയ്‌തെത്തിയ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയില്‍ മുഹാജിറുകളിലോ അന്‍സ്വാരി കളിലോ പെട്ട ആരെങ്കിലും സംശയം പ്രകടിപ്പിച്ചതായി യാതൊരു രേഖയുമില്ല. സകാത്തിന്റെ സ്വത്തു സൂക്ഷിക്കാന്‍ നബി(സ)ഏല്‍പ്പിച്ചി രുന്നത് അബൂഹുറയ്‌റെ(റ)യെ ആയിരുന്നു.(സ്വഹീഹുല്‍ ബുഖാരി, കിതാബു സ്‌സകാത്ത്) നബിജീവിതത്തെ നിരീക്ഷിക്കുന്നതിനായി പള്ളിവരാന്തയില്‍ കഴിഞ്ഞിരുന്നവരെ ക്വുര്‍ ആന്‍ പ്രശംസിക്കുകയാണ് ചെയ്തിട്ടുള്ളത് (2:273 അവരില്‍ കപട വിശ്വാസികളുള്ളതായി ക്വുര്‍ആന്‍ യാതൊരു സൂചനയും നല്‍കുന്നില്ല. അല്ലാഹുവിനോ റസൂലിനോല സ്വഹാബികള്‍ക്കോ മനസ്സിലാകാതിരുന്ന അബൂഹുറയ്‌റ(റ)യുടെ ‘കാപട്യം’ തങ്ങള്‍ക്കാണ് തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് ഗര്‍വ് നടിക്കുന്നവര്‍, ഓറിയന്റലിസ്റ്റുകള്‍ വെട്ടിവെടിപ്പാക്കിയ വഴിയിലൂടെ പോയി ക്വുര്‍ആനിനെയും നബി(സ)യെയു മാണ് യഥാര്‍ഥത്തില്‍ തള്ളിപ്പറയുന്നത്. അക്ഷരജ്ഞാനമില്ലാതിരുന്ന അബൂഹുറയ്‌റെ(റ)ക്കെങ്ങനെയാണ് ഇത്രയധികം നബിചര്യകള്‍ ഓര്‍മിച്ചുവെക്കാനായതെന്ന് ആശ്ചര്യപ്പെട്ട് അദ്ദേഹത്തെ കളിയാക്കാനൊരുമ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പരിഹസിക്കുന്നത് നബി(സ)യെയും ക്വുര്‍ആനിനെയുമാണ്. വിശുദ്ധ ക്വുര്‍ ആന്‍ അവതരിപ്പിക്കപ്പെട്ടത് അക്ഷരാഭ്യാസമില്ലാത്ത മുഹമ്മദ് നബി(സ)ക്കായിരുന്നു. അദ്ദേഹവും അനുചരന്‍മാരില്‍ ചിലരും ക്വുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയിരുെന്നന്ന വസ്തുത വിമര്‍ശകര്‍പോലും അംഗീകരിക്കുന്നതാണ്. മനഃപാഠമാക്കുവാനുള്ള, അറബിക ളുടെ ശേഷിയെക്കുറിച്ച് ഓറിയന്റലിസ്റ്റുകളില്‍ പലരും വാചാലരായിട്ടുണ്ട്. നബി(സ)യില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ പരസ്പരം പറ ഞ്ഞ് പരിശോധിച്ച് ഹൃദിസ്ഥമാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്ന് ഡോ: മുഹമ്മദ് മുസ്തഫ അല്‍ അഅ്ദമി തെളിവുകളുദ്ധരിച്ചുകൊണ്ട് സമര്‍ഥിക്കുന്നുണ്ട്. നിവേദക പരമ്പരകളോടെ ഇമാം ബുഖാരി മൂന്ന് ലക്ഷവും ഇമാം അഹ്മദ് ആറ് ലക്ഷവും ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നുവെന്ന വസ്തുത ഹൃദിസ്ഥമാക്കുവാനുള്ള അറബികളുടെ കഴിവ് വ്യക്ത മാക്കുന്ന തെളിവുകളാണ്. പ്രവാചകനില്‍നിന്ന് താന്‍ പഠിച്ച മൂവായിരത്തോളം വസ്തുതകള്‍ മനസ്സില്‍ സൂക്ഷിക്കുകയും പില്‍കാലക്കാ ര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത അബൂഹുറയ്‌റ(റ)യുടെയും മനഃപാഠമാക്കുവാനുള്ള കഴിവ് മികച്ചതായിരുന്നു; അറബികള്‍ക്ക് അതൊരിക്കലും അസാധ്യമായിരുന്നില്ല. മറ്റു സ്വഹാബിമാരെക്കാള്‍ നബി(സ)യുടെ ഹദീഥുകള്‍ മനഃപാഠമാക്കിയിരുന്നത് അബൂഹുറയ്‌റ യോണെന്ന് അബൂദുല്ലാഹിബ്‌നു അംറ്‌ (റ)പറഞ്ഞതായി ഇമാം ഇബ്‌നുകഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. അമവീ ഖലീഫയായിരുന്ന മര്‍വാനു ബ്‌നുല്‍ ഹകം അബൂഹുറയ്‌റയേുടെ ഓര്‍മശക്തി പരിശോധിച്ച് ഉറപ്പുവരുത്തിയതായും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. അക്ഷരാഭ്യാസമില്ലെങ്കിലും ഹൃദിസ്ഥമാക്കുന്നതില്‍ സമര്‍ഥനായിരുന്ന അബൂഹുറയ്‌റ (റ)നബിജീവിതത്തെപ്പറ്റി താന്‍ അറിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും അടുത്ത തലമുറക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്തതെന്ന് സാരം. സ്വഹാബീപ്രമുഖരായ ഉമര്‍(റ ഉഥ്മാന്‍(റ അലി(റ ആയിശ(റ) തുടങ്ങിയവര്‍ അബൂഹുറയ്‌റെ(റ)യെ വിമര്‍ശിക്കുകയും നിഷേധിക്കു കയും അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ സംശയിക്കുകയും ചെയ്തിരുന്നുവെന്ന് സ്ഥാപിക്കാനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന സംഭവ ങ്ങള്‍ വ്യാജമായി നിര്‍മിക്കപ്പെട്ടവയോ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടവയോ ആണെന്ന് തെളിവുകളുദ്ധ രിച്ചുകൊണ്ട് പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്റെല നിര്‍ദേശാനുസരണം ഇസ്‌ലാമിലെ ആദ്യത്തെ ഹജ്ജിന് നേതൃത്വം നല്‍കിയ അബൂബക്കര്‍ (റ)തന്നോടൊപ്പമുണ്ടായിരുന്ന അബൂഹുറയ്‌റ(റ)യെയാണ് അടുത്ത വര്‍ഷം മുതല്‍ ബഹുദൈവാരാധകര്‍ക്ക് ഹജ്ജിന് വരാന്‍ അനുവാദമുണ്ടാവുകയില്ലെന്ന് പ്രഖ്യാപിക്കുവാന്‍ ചുമതലപ്പെടുത്തിയതെന്ന വസ്തുത അബൂബക്കര്‍ (റ)അബൂഹുറ യ്‌റെ(റ)യെ അംഗീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു.പച്ചകുത്തലുമായി ബന്ധപ്പെട്ട് നബി(സ) എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന ഉമറിന്റെ (റ)ചോദ്യത്തിന് അബൂഹുറയ്‌റ (റ)നല്‍കിയ മറുപടി ചോദ്യം ചെയ്യാതെ അദ്ദേഹം സ്വീകരിച്ചതുംഹസ്സാനുബ്‌നു സാബിത്തി ന്റെ കവിതകളെ നബി(സ) പുകഴ്ത്തിയതായുള്ള അബൂഹുറയ്‌റയുടെ സാക്ഷ്യം ഉമര്‍ (റ)അപ്പടി സ്വീകരിച്ചതുമായ സംഭവങ്ങള്‍ ഉമര്‍ (റ)അദ്ദേഹത്തെ അംഗീകരിച്ചിരുന്നുവെന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ഉഥ്മാനോ (റ)അലിയോ (റ)ആയിശയോ അബൂഹുറയ്‌ റെ(റ)യെ സംശയിക്കുകയോ വിമര്‍ശിക്കുകയോ ചെയ്തതായി വിശ്വാസയോഗ്യമായ തെളിവുകളെന്തെങ്കിലും ഉദ്ധരിക്കുവാന്‍ വിമര്‍ശക ര്‍ക്ക് കഴിഞ്ഞിട്ടില്ല. ഹദീഥുകള്‍ നിവേദനം ചെയ്യുമ്പോള്‍ അബൂഹുറയ്‌റ(റ)യോടൊപ്പമുണ്ടായിരുന്ന പ്രസിദ്ധ സ്വഹാബിയായ അബൂസ ഈദില്‍ ഖുദ്‌രി (റ)അദ്ദേഹത്തെ ശരിവെക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. അബൂഹു റയ്‌റ (റ)നിവേദനം ചെയ്ത ഹദീഥുകളെ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധ സ്വഹാബിയായ ജാബിറുബ്‌നു അബ്ദില്ല അനുകൂലി ക്കുകയും സത്യപ്പെടുത്തുകയും ചെയ്തതായി കാണാനാവും. സ്വഹാബിമാരെല്ലാം അബൂഹുറയ്‌റ(റ)യുടെ സത്യസന്ധത അംഗീകരിച്ചിരുന്നു വെന്ന് ഇവ വ്യക്തമാക്കുന്നു. ഹൈഡ്രോളിക് ഗാരേജ് ജാക്ക് 3 ടൺ ടൺ ഹൈഡ്രോളിക് ഗാരേജ് ജാക്ക് ഹൈഡ്രോളിക് ഗാരേജ് ജാക്ക് ഓട്ടോമോട്ടീവ് ഉപകരണങ്ങൾ, കാർ ക്രീപ്പർ നന്നാക്കൽ ഉപകരണങ്ങൾ , രാജ്യത്ത് മദ്യവില്‍പ്പന ആരംഭിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. അതേസമയം, ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു; കണക്കുകൾ മറച്ചു വെച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് – Jaihind TV ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു; കണക്കുകൾ മറച്ചു വെച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചു. രോഗം ഭേദമായവരുടെ കണക്കുകളായിരിക്കും ഇനി സംസ്ഥാനം പുറത്ത് വിടുക. ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. അതേസമയം കണക്കുകൾ മറച്ചു വെച്ച് സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദിവസേന 400 ലേറെപ്പേര്‍ക്കാണ് ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 1007 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഗുജറാത്തിലെ മരണ നിരക്ക്. കൊവിഡ് മരണങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് രോഗികളുടെ എണ്ണം പ്രസിദ്ധപ്പെടുത്തേണ്ടന്ന തീരുമാനം സർക്കാർ എടുത്ത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം സർക്കാർ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇനി മുതൽ രോഗ മുക്തി നേടിയവരുടെ കണക്കുകളും ഒപ്പം ചികിൽസയിൽ ഉള്ളവരുടെ എണ്ണവും ആയിരിക്കും സർക്കാർ പ്രസിദ്ധപ്പെടുത്തുക. ആകെ രോഗികളുടെ 54 ശതമാനം പേരും ആശുപത്രി വിട്ടു എന്നാണ് സർക്കാർ വാദം. എന്നാൽ ചികിത്സയിൽ ഉള്ളവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയുകയാണ് സർക്കാർ ചെയുന്നത് എന്നാണ് വിമർശനം ഉയരുന്നത്. രോഗികളുടെ ബന്ധുക്കളെ പോലും പരിശോധനകൾക്ക് വിധേയമാക്കുന്നില്ല എന്നും വിമർശനം ഉണ്ട്. വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. സർക്കാർ കണക്കുകൾ മറച്ചു വെച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംയുക്ത സൈനിക മേധാവിക്ക് വിട… ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു സംസ്ഥാനത്ത് 5038 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,014 ആയി, 24 ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി ഹെലികോപ്റ്റര്‍ അപകടം; 11 മരണം സ്ഥിരീകരിച്ച് സൈന്യം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക: കെ സുധാകരന്‍ എംപി ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു ‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും 2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ.. പാലക്കാട്: മരണവീട്ടിൽ പോലും പലിശപ്പണം ചോദിച്ചെത്തുന്ന ക്രൂരതയാണ് പലിശക്കെണിയിൽ കുരുങ്ങി ആത്മഹത്യ ചെയ്ത പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ കുടുബം നേരിട്ടത്. മൂന്ന് ലക്ഷം വാങ്ങിയതിന് 10 ലക്ഷം പലിശ നൽകിയിട്ടും, സ്ഥലം കരാറെഴുതി നൽകിയിട്ടും ബ്ലേഡ് മാഫിയയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുക്കുട്ടിക്കായില്ല. വേലുക്കുട്ടിയുടെ വീട്ടിലേക്കാണ് റോവിംഗ് റിപ്പോർട്ടർ ആദ്യമെത്തിയത്. മഹാമാരിക്കാലത്തും നാട്ടുകാരുടെ കഴുത്തറക്കാൻ നീളുന്ന ബ്ലേഡ് മാഫിയയുടെ പിന്നാമ്പുറക്കഥകൾ തേടുകയാണ് ഇത്തവണ റോവിംഗ് റിപ്പോർട്ടർ. 2021 ജൂലൈ 20-നാണ് പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ പാലക്കാട് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്. വിങ്ങിക്കരയുന്ന വേലുക്കുട്ടിയുടെ ഭാര്യ വിജയകുമാരിയും ഇനിയെന്തെന്ന് അറിയാതെ നിൽക്കുന്ന മകൻ വിഷ്ണുവും പറയും, അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങൾ. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ ഏയ്ഞ്ചൽ മേരി മാത്യു തയ്യാറാക്കിയ റിപ്പോർട്ട്: Bypolls നേരിയ മുൻതൂക്കം എൽഡിഎഫിന്, കൊച്ചിയിലും പിറവത്തും ഭരണപ്രതിസന്ധി ഒഴിവായി CPI കെ റെയിലിലെ ആശങ്ക അവഗണിക്കരുത് വിശദമായി പഠിച്ച ശേഷം മാത്രം മുന്നോട്ടെന്ന് കാനം Bus Charge വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം Missing Case ആറുമാസം ഗര്‍ഭിണിയായിരിക്കെ വീടുവിട്ടിറങ്ങി; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ Thrissur Mayor ജനസേവനത്തിന് എന്തിനാണ് പ്രോട്ടോക്കോളും ഫോട്ടോയും തൃശ്ശൂർ മേയറെ 'കൊട്ടി' ഇ കൃഷ്ണദാസ് Murder ജോലി സ്ഥലത്തെ പക, സുഹൃത്തിനെ വിളിച്ചുവരുത്തി തലയറുത്ത് കൊന്നു, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ് Baby Shower for Dog വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ Udumbu കണ്ണൻ താമരക്കുളത്തിന്റെ 'ഉടുമ്പ് സെന്തിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് Army Helicopter crash അപകടം ഞെട്ടിക്കുന്നതെന്ന് ഗ‍ഡ്കരി, പ്രാർത്ഥനകളെന്ന് രാഹുല്‍ Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? Mullaperiyar|'എല്ലാം സെക്രട്ടറിമാർ അറിഞ്ഞിരുന്നു, ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണം ഐഎഫ്എസ് അസോസിയേഷൻ മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാർ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുൻ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാർക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി. തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെൻറ് ചെയ്ത മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി റദ്ദാക്കാനായി സമ്മർദ്ദം ശക്തമാക്കി ഐഎഫ്എസ് ഉദ്യോഗസ്ഥർ. ബെന്നിച്ചനെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാർ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുൻ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാർക്കാണെന്നും അസോസിയേഷൻ വ്യക്തമാക്കി. Mullaperiyar| മരംമുറി അനുമതി സെപ്റ്റംബര്‍ 17 ന് നൽകി, സുപ്രീംകോടതിയെ ഒക്ടോബർ 27 ന് സർക്കാർ അറിയിച്ചു; രേഖകൾ ഉദ്യോഗസ്ഥനെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി വനം മേധാവി പി കെ.കേശവൻ മുഖ്യമന്ത്രിയെ കണ്ടു. ഇതേ ആവശ്യവുമായി ഐഎഫ് എസ് അസോസിയേഷൻ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ട് നിവേദനം നൽകി. ഇന്നലെ ഐഎഫ്എസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും നിവേദനം നൽകിയിരുന്നു. മന്ത്രിസഭയോ മന്ത്രിമാരോ അറിയാതെ നയപരമായ തീരുമാനത്തിൽ സ്വന്തമായി ഉത്തരവിറക്കിയെന്ന് ചൂണ്ടികാട്ടിയാണ് ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. Mullaperiyar| മരംമുറി ഉത്തരവ്: മുഖ്യമന്ത്രിയുടെ അറിവോടെ; പ്രളയത്തിന് സർക്കാർ ഉത്തരവാദി, വിമർശിച്ച് വിഡി സതീശൻ അതിനിടെ വനം-ജല സെക്രട്ടറിമാർ പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് ഉത്തരവിറക്കിയതെന്ന് കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാറിന് നൽകിയ വിശദീകരണക്കുറിപ്പും പുറത്ത് വന്നു. സസ്പെൻഷന് മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ട വിശദീകരണത്തിന് ബെന്നിച്ചൻ നൽകിയ മറുപടി ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതാണ്. ജല വിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയും പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് അഞ്ചാം തിയ്യതിയിലെ മരം മുറി ഉത്തരവെന്നാണ് വിശദീകരണം. 'പാട്ടത്തിന് നൽകിയ ഭൂമിയിലെ മരംമുറിയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ട. ഡാം ശക്തിപ്പെടുത്താനുളള അധികാരം ഡാം അതോരിറ്റിക്കാണ്. മരംമുറി ഉത്തരവ് അതിന്റെ ഭാഗമായി ജലവകുപ്പ് അറിഞ്ഞു നടന്നതാണ് അപ്രോച്ച് റോഡിൽ അനുമതി നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അക്കാര്യം ചെയ്തിട്ടില്ലെന്നുമാണ് ബെന്നിച്ചന്റെ വിശദീകരണം. ബാലാവകാശ കമ്മീഷന്‍ പരിധി ലംഘിച്ചു; അമ്മയെയും കുട്ടികളെയും മാനസിക ചികിത്സയ്ക്ക് വിധേയമാക്കിയതിനെതിരെ ഹൈക്കോടതി Army Helicopter crash കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും Mullaperiyar Dam മുല്ലപ്പെരിയാർ വിഷയം; സുപ്രീം കോടതിയിൽ കേരളം പുതിയ അപേക്ഷ ഫയൽ ചെയ്തു Bipin Rawat passes away ഹെലികോപ്റ്റർ ദുരന്തം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു, ഭാര്യ അടക്കം 13 പേർ മരിച്ചു Bipin Rawat Death പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ, മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും Robbery നഗരമധ്യത്തില്‍ മോഷണം; യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു, രണ്ടു പേർ അറസ്റ്റിൽ Covid 19 സൗദി അറേബ്യയിൽ 46 പേർക്ക് കൊവിഡ്, 64 പേർക്ക് രോഗമുക്തി Bipin Rawat Death പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ദില്ലിയിലെത്തിക്കും sowbhagya venkitesh സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി അനുഭവം പറഞ്ഞ് സൗഭാഗ്യ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും എത്തുന്ന 'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. വിഘ്‌നേശിന്റെ നാലാമത്തെ ചിത്രമാണ് ഇത്. റാംബോ എന്നാണ് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. മുംബൈ: ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍ച്ചന്റ് എന്നീ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഇനി നാളെയാണ് വാദം തുടരുക. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷ് ജയിലിൽ നിന്നും പുറത്തിറങ്ങി മയക്കുമരുന്ന് കേസ്; പ്രതി ആര്യൻ ഖാൻ ഒപ്പിടാൻ എൻസിബി ഓഫീസിലെത്തി അര്‍ബാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയുടെയും അലി കാസിഫ് ഖാന്‍ ദേശ്മുഖിന്റെയും വാദങ്ങളാണ് ഇന്ന് കോടതിയില്‍ നടന്നത്. ആവശ്യത്തിലധികം സമയം കസ്റ്റഡിയില്‍ പ്രതികള്‍ കഴിഞ്ഞുവെന്നും എന്‍സിബിക്കാവശ്യമെങ്കില്‍ മുംബൈ നിവാസികളായ പ്രതികള്‍ ജാമ്യം ലഭിച്ചതിന് ശേഷം ഏതുസമയവും അന്വേഷണ സംഘത്തിന് മുമ്ബില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അമിത് ദേശായി കോടതിയില്‍ വ്യക്തമാക്കി. അതേസമയം കേസില്‍ മറ്റു പ്രതികള്‍ക്ക് ചുമത്തിയ കുറ്റങ്ങള്‍ അതേപടി പകര്‍ത്തിയെഴുതുക മാത്രമാണ് മുന്‍മുന്‍ ധമേച്ചയുടെ കാര്യത്തില്‍ എന്‍സിബി ചെയ്തതെന്ന് ധമേച്ചയ്‌ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് ആര്യനും അര്‍ബാസും അറസ്റ്റിലായതെന്നും മൂന്ന് പ്രതികളുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അമിത് ദേശായി വാദിച്ചു. മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകരുടെ വാദങ്ങളും വിശദമായി കേട്ടു. നാളെ എന്‍സിബിയുടെ മറുവാദമാണ് കോടതി കേള്‍ക്കാനിരിക്കുന്നത്. ഇതിന് ശേഷമാകും പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുക. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. ഇദ്ദേഹത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് ‘ബി.ജെ.പിയെ തോൽപിക്കാൻ പുതിയ കൂട്ടുകെട്ട് വേണം’; മമത രാജ്യത്ത് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു; തീരുമാനം ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) മരക്കാര്‍ കാണാന്‍ കമ്പനിക്ക് അവധി നല്‍കി എംഡി അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ| kodiyeri article in deshabhimani about attack against cpm – News18 Malayalam ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ നാൽപ്പത് ദിവസത്തിനുള്ളിൽ നാല് ചെറുപ്പക്കാരെയാണ് മൂന്നിടത്തായി കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്ന സമാനസ്വഭാവങ്ങളുണ്ട്. തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തുടർ ഭരണം ഇല്ലാതാക്കാൻ ഇടതുപക്ഷവിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങിയിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ആർഎസ്എസും നരേന്ദ്ര മോദിയും അമിത് ഷായും ഈ മഹാമുന്നണിയുടെ താക്കോൽ നായകരാണെന്നും കോടിയേരി. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശങ്ങൾ. കേരളത്തിൽ എൽഡിഎഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. അതിന്റെ പരസ്യ വിളംബരമാണ് തൃശൂരിൽ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ അരുംകൊല. നാൽപ്പത് ദിവസത്തിനുള്ളിൽ നാല് ചെറുപ്പക്കാരെയാണ് മൂന്നിടത്തായി കമ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളിലെല്ലാം തെളിയുന്ന സമാനസ്വഭാവങ്ങളുണ്ട്. അതിനൊപ്പം ആർഎസ്എസ്-ബിജെപിക്കാരും കോൺഗ്രസ്-മുസ്ലിംലീഗുകാരും തമ്മിലുള്ള പരസ്പര ആശ്രയത്വവും കൊലയാളികളെ സംരക്ഷിക്കുന്നതിനുള്ള ഏകരൂപ വാദങ്ങളും. ഈ കൊലയാളിക്കൂട്ടുകെട്ടിന് ഒരു രാഷ്ട്രീയതലമുണ്ട്. അത് ഭരണത്തുടർച്ച ഇല്ലാതാക്കലാണെന്നും കോടിയേരി പറഞ്ഞു. You may also like:ബൂമറാംഗ് എന്നാൽ എന്താണ് സർ; ഉദാഹരണവുമായി വി.ഡി സതീശൻ സാമ്രാജ്യത്വ–പിന്തിരിപ്പൻ രാഷ്ട്രീയ വർഗീയ ശക്തികളും ഈ സഖ്യത്തിലുണ്ട്. ഇക്കൂട്ടരുടെ ഗ്രാൻഡ് ഡിസൈൻ പ്രകാരമാണ് പിണറായി വിജയൻ സർക്കാരിനെതിരെ കോവിഡ് കാലത്തും പുത്തൻരീതിയിൽ വിമോചനസമരം കെട്ടഴിച്ചുവിട്ടിരിക്കുന്നത്. ഇതിന് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനെ തുടർന്നുള്ള കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ വരവിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. കേന്ദ്ര ഏജൻസി കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ ആയുധമായി മാറി എന്നതാണ് ലൈഫ് പദ്ധതിയിലെ സിബിഐയുടെ ഇടങ്കോലിടൽ വ്യക്തമാക്കുന്നത്. കേന്ദ്രഭരണത്തിന്റെ ഒത്താശയോടെ കെട്ടഴിച്ചുവിട്ടിരിക്കുന്ന പുത്തൻ വിമോചനസമരത്തിലെ സീനിയർ പാർട്ണർമാരായി ഒരുപങ്ക് മാധ്യമങ്ങൾ കൂട്ടുചേർന്നിട്ടുണ്ടെന്നും കോടിയേരി ആരോപിക്കുന്നു. ഇടതുപക്ഷ വിരുദ്ധ മഹായുദ്ധത്തിന് പെരുമ്പറ മുഴങ്ങി; ലക്ഷ്യം തുടർഭരണം ഇല്ലാതാക്കലെന്ന് കോടിയേരി ബാലകൃഷ്ണൻ സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്ഥാവകാശം ജില്ലാ കോടതി റദ്ദാക്കി വഖഫ് വിവാദം: പള്ളികൾ വഴിയുള്ള പ്രതിഷേധ ആഹ്വാനത്തെ എതിർത്ത് കെ.ടി. ജലീൽ; മറുപടിയുമായി മുസ്ലിംലീഗും മത സംഘടനകളും കുട്ടികളുടെ സുരക്ഷിതത്വമാണ് പ്രധാനം; അധ്യാപകരെല്ലാം വാക്‌സിനെടുക്കണം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Periya twin murder case| പെരിയ ഇരട്ടക്കൊല കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 CPM പ്രവർത്തകർ അറസ്റ്റിൽ Sabarimala ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍; തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച് 'ഫോർമാലിൻ സൂക്ഷിച്ചത് കുടിവെള്ള കുപ്പിയിൽ; വെള്ളമെന്ന് കരുതി മദ്യത്തിൽ ഒഴിച്ചു ഇരിങ്ങാലക്കുട മരണങ്ങളിൽ പൊലീസ് നിഗമനം എറണാകുളത്ത് പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടത് രാവിലെ 55കാരനായ കാമുകനെ മയക്കിക്കിടത്തി; ഫ്രിഡ്ജും ടിവിയും പണവുമായി കാമുകി മുങ്ങി ബിജെപി MLAയെ കൊല്ലാന്‍ ആസൂത്രണം നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; വീഡിയോ പുറത്ത്‌ Pocso Case ആറുവയസുകാരിക്കെതിരെ പീഡനശ്രമം; 21കാരൻ അറസ്റ്റിൽ ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്; ലഭിക്കുന്നത് ഗുജറാത്തിനേക്കാള്‍ രണ്ടിരട്ടിയോളം കൂലി Marakkar മരക്കാറിന്' ആശംസയുമായി മമ്മൂട്ടി ഇച്ചാക്കക്ക്' നന്ദി പറഞ്ഞ് മോഹൻലാൽ Arrest 62കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, പത്തനംതിട്ടയിൽ നിന്ന് 72 കിലോമീറ്ററും, തിരുവനന്തപുരത്ത് നിന്ന് 191 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 210 കിലോമീറ്ററും ആണ് ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യപ്പന്റെ ദൈവീകമായ വാസസ്ഥാനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രവുമാണ് ഇത്. ശബരിമലയിലേക്കുള്ള പരമ്പരാഗത റൂട്ട് എരുമേലി വഴി (40 കി.മീ) ആണ്.മറ്റു റൂട്ടുകൾ വണ്ടിപ്പെരിയാർ, ഉപ്പുപാറ, ചാലക്കയം എന്നിവിടങ്ങളിൽ നിന്ന് പ്ളാപ്പള്ളി വഴിയാണുള്ളത്. ഈ വഴികളുടെ സുന്ദരമായ ഭംഗിയും പൗരാണിക മൂല്യവും വളരെ പ്രശസ്തമാണ്. ശബരിമല പശ്ചിമഘട്ട മലനിരകളിലെ കുന്നിൻമുകളിൽ നിബിഡ വനത്തിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിവിധ വന്യജീവികളുടെ നിവാസ സ്ഥലം ഏപ്രിലിൽ ‘വിഷു വിളക്കു’ എന്നറിയപ്പെടുന്ന ഉത്സവത്തോടനുബന്ധിച്ച് ദശലക്ഷക്കണക്കിന് തീർഥാടകർ, ‘മണ്ഡലപൂജ ‘, ‘വൃശ്ചികം- ധനു’ (നവംബർ-ഡിസംബർ മാസങ്ങളിലും ജനുവരി മദ്ധ്യത്തോടെ ‘മകരവിളക്കിനും ‘ ശബരിമലയിൽ എത്തിച്ചേരുന്നു. തിരുവനന്തപുരം, കൊച്ചി എന്നിവയാണ് അടുത്തുള്ള വിമാനത്താവളങ്ങൾ. പമ്പയിൽ നിന്നും 93 കിലോമീറ്റർ അകലെ ആണ് ഏറ്റവും അടുത്തുള്ള ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ബസ് മാർഗം പമ്പയിൽ എത്താം. ശബരിമലയ്ക്ക് ഏറ്റവും അടുത്തുള്ള സ്ഥലമാണ് പമ്പ. റോഡ് മാർഗം വഴി പമ്പയിൽ എത്താം. പമ്പയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ശബരിമല. © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, കരിയറിലെ ആദ്യ ഡാൻസ് നമ്പറിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് നടി സാമന്ത റൂത്ത് പ്രഭു. അല്ലു അർജുൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് സാമന്തയുടെ ഡാൻസ്… അല്ലു അര്‍ജുന് 160 വര്‍ഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് പ്രവാസി മലയാളി തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് അപൂര്‍വ സമ്മാനം നല്‍കിയിരിക്കുകയാണ് പ്രവാസി മലയാളിയായ റിയാസ് കില്‍ട്ടണ്‍. അടുത്തിടെ യുഎഇയില്‍ അല്ലു അര്‍ജുന്‍ എത്തിയിരുന്നു. ഇതിനോടകം നിരവധി പേരാണ് അല്ലു… അല്ലുവിന്റെ പ്രതിഫലം 70 കോടി: ‘പുഷ്പ’യുടെ റിലീസിനായി കാത്ത് ആരാധകര്‍ പുതിയ ചിത്രം പുഷ്പയില്‍ അല്ലു അര്‍ജുന്റെ പ്രതിഫലം 70 കോടി. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 250 കോടി രൂപ ചെലവിലാണ് ഒരുങ്ങുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍… അല്ലു അർജുനെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ് ശിൽപാ ബാലയുടെ തക്കിട്ടു സിനിമ ആസ്വാദകരുടെ മനസ്സിൽ അവതാരകയായും നടിയുമായിയൊക്കെ ശ്രദ്ധ നേടിയ താരമാണ് ശിൽപ ബാല. വൈവിധ്യമാർന്ന അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്.അത് കൊണ്ട് തന്നെ വളരെ… ചുരുളൻ മുടിയിൽ കിടിലൻ ലുക്കിൽ അല്ലു അർജുൻ;പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ അല്ലു അർജുന്റെ പുതിയ ലുക്ക് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ചുരുളൻമുടിയിൽ ആണ് താരം എത്തിയിരിക്കുന്നത്. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഗെറ്റപ്പാണ്… അല്ലു അർജുനെയും ‘വെടി വെച്ചിട്ട്’ പ്രിയ വാര്യർ; വീഡിയോ കാണാം [WATCH VIDEO] മാസ്സ് ഡയലോഗിൽ പുലിവാലുപിടിച്ച് അല്ലു അർജുൻ; ട്രോൾമഴയുമായി ആരാധകർ തെലുങ്ക് സിനിമയിൽ പ്രശസ്തനായ താരമാണ് അല്ലു അർജുൻ. യൂത്ത് നെഞ്ചോട് ചേർത്ത് ഇപ്പോഴും നിർത്താറുള്ള താരത്തിന് തെലുങ്ക്,തമിഴ്,മലയാളം,കന്നഡ എന്നീങ്ങനെ സൗത്ത് ഇന്ത്യ നിറയെ ധാരാളം ആരാധകരുണ്ട്. സുകുമാർ… ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’; ജിമ്മിൽ നിന്നുള്ള വീഡിയോയുമായി റിമിടോമി ‘കുട്ടി എത്രയിലാ പഠിക്കുന്നത്’; കുട്ടിത്തം തുളുമ്പുന്ന ഫോട്ടോഷൂട്ടുമായി മഞ്ജു പിള്ള വിസ്മയം, ഓരോ സെക്കൻഡിലും ആവേശം; മരക്കാർ ഗ്രാൻഡ് ട്രയിലർ പുറത്ത്, കണ്ണ് പോലും അടയ്ക്കാതെ ആരാധകർ മരക്കാർ ഫ്രീ ആയി തന്നാലും വേണ്ടെന്നു പറഞ്ഞ തീയേറ്റർ ഉടമ; ഇപ്പോൾ അതേ സ്‌ക്രീനിൽ ആദ്യദിനം പതിനേഴു ഷോകൾ കരിക്ക് ഫെയിം നടൻ അർജുൻ വിവാഹിതനാകുന്നു; വധു ശിഖ ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’; ജിമ്മിൽ നിന്നുള്ള വീഡിയോയുമായി റിമിടോമി ആക്രമണത്തെ അതിജീവിച്ച സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടനയായ അമ്മ സ്വീകരിച്ചതെന്ന് നടി രമ്യാ നമ്പീശന്‍. പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ച് താന്‍ രാജി വയ്ക്കുകയാണെന്നും രമ്യ പറഞ്ഞു. അമ്മ' യിൽ നിന്നും രാജി വെക്കുകയാണ് ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു നീതി പുലരട്ടെ രമ്യാ നമ്പീശൻ ആക്രമണത്തെ അതിജീവിച്ച നടി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ഇന്ന് അമ്മയില്‍നിന്ന് രാജി വച്ചത്. വനിതാ സംഘടനയായ ഡബ്ലുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ രാജിക്കാര്യം അറിയിച്ചത്. വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല കൊവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ദ്രവിച്ച നിലയില്‍ ആളിയാര്‍ ഡാമിന്‍റെ 11 ഷട്ടറുകളും തുറന്നു; ജാഗ്രത നിര്‍ദേശം ഏലത്തോട്ടയുടമയുടെ അടിയേറ്റ് നട്ടെല്ല് തകര്‍ന്ന പശുക്കിടാവ് ചത്തു പച്ചക്കറി ഏജന്റിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേര്‍ പിടിയിൽ ഒമിക്രോൻ സംബന്ധിച്ച് നവമാധ്യമങ്ങളിൽ വ്യാജ സന്ദേശം; വിശ്വസിക്കരുതെന്ന് ഡോക്ടര്‍ വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല Tariff Hike ഉപയോക്താക്കള്‍ വീഴ്ത്തുന്ന 'കുഴികൾ' തീര്‍ത്ത് കമ്പനികള്‍; നേരത്തെ കുഴിയില്‍ വീണ ബിഎസ്എന്‍എല്‍.! ഇറാനില്‍ പാവങ്ങളുടെ 'ഇന്ധനം മുട്ടിച്ച്' സൈബര്‍ ആക്രമണം വിദേശ ശക്തിയാണ്' പിന്നിലെന്ന് ഇറാന്‍ അതേ സമയം രാജ്യത്തെ പ്രത്യേക പദ്ധതി പ്രകാരം വ്യക്തിഗത സ്മാര്‍ട്ട് കാര്‍ഡിന് പകുതി വിലയ്ക്ക് ഇന്ധനം നല്‍കുന്ന പദ്ധതി തല്‍ക്കാലം പതുക്കയെ വീണ്ടും തുടങ്ങൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ടെഹ്റാന്‍: ഇറാനിലെ (Iran) എണ്‍പത് ശതമാനത്തോളം ഇന്ധന സ്റ്റേഷനുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് (Cyber Attack) ശേഷം ഇവിടുത്തെ പമ്പുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുധനാഴ്ചയാണ് ഇറാനിലെ 3,000 ഇന്ധന സ്റ്റേഷനുകളിലേക്കുള്ള (Fuel Stations) വിതരണ സംവിധാനത്തെ ലക്ഷ്യം വച്ച് സൈബര്‍ ആക്രമണം നടന്നത്. ഇതോടെ ഈ ഇന്ധന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വലിയ ആക്രമണമാണ് നടന്നത് എന്നാണ് നാഷണല്‍ ഇറാനിയന്‍ ഓയില്‍ പ്രോഡക്ട് ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എന്‍ഐഒപിഡിസി) വക്താവ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അതേ സമയം രാജ്യത്തെ പ്രത്യേക പദ്ധതി പ്രകാരം വ്യക്തിഗത സ്മാര്‍ട്ട് കാര്‍ഡിന് പകുതി വിലയ്ക്ക് ഇന്ധനം നല്‍കുന്ന പദ്ധതി തല്‍ക്കാലം പതുക്കയെ വീണ്ടും തുടങ്ങൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇറാന്‍ സര്‍ക്കാറിന്‍റെ പ്രത്യേക പദ്ധതിയാണ് ഈ റേഷന്‍ സബ്സിഡ്. ഈ പദ്ധതി പ്രവര്‍ത്തനം നിലച്ച് പിന്നീട് പ്രവര്‍ത്തനം ആരംഭിച്ച ഇന്ധന സ്റ്റേഷനുകളില്‍ 220 എണ്ണത്തില്‍ മാത്രമേ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുള്ളൂ. അതേ സമയം ഒരോ പമ്പിലും ടെക്നീഷ്യന്മാരെ അയച്ച് പ്രവര്‍ത്തനം പരിശോധിക്കേണ്ടതിനാലാണ് ഇന്ധന റേഷന്‍ അനുവദിക്കുന്നത് വൈകുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. അതേ സമയം ചൊവ്വാഴ്ച രാജ്യത്തെ പെട്രോള്‍ വിതരണ കമ്പനി നെറ്റ്വര്‍ക്കില്‍ സംഭവിച്ച സൈബര്‍‍ ആക്രമണം ഇന്ധന സ്റ്റേഷനുകളില്‍ ഇന്ധനം അടിക്കാനുള്ള വാഹനങ്ങളുടെ വലിയ നിരയാണ് സൃഷ്ടിച്ചത്. രാജ്യത്തെ പൊതു ഇന്ധന വിതരണ സംവിധാനത്തെ ലക്ഷ്യംവച്ച് വിദേശ ശക്തി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് ഇറാന്‍ സൈബര്‍ സെക്യൂരിറ്റി സുപ്രീംകൌണ്‍സില്‍ മേധാവി വ്യക്തമാക്കിയത്. നവംബര്‍ 2019 മുതല്‍ ഇന്ധന വിതരണത്തിന് ഓണ്‍ലൈന്‍ റേഷന്‍ സംവിധാനമാണ് ഇറാന്‍ ഉപയോഗിക്കുന്നത് ഇതിനെതിരെയാണ് ആക്രമണം നടന്നത് എന്നാണ് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഇന്ധന റേഷന്‍ പ്രകാരം 60 ലിറ്റര്‍ ഇന്ധനം കുറഞ്ഞ വിലയ്ക്ക് പൌരന്മാര്‍ക്ക് നല്‍കും. Aadhaar Card ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്, കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക emoji 2021-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജി ഇതാണ് 300,000 ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു; എല്ലാം നഷ്ടപ്പെട്ടിരിക്കാം, സംഭവം ഇങ്ങനെ.! Jio പരിഷ്കരിച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ; 20 ശതമാനം ക്യാഷ്ബാക്ക് ഓഫറും നൽകുന്നു, വിവരങ്ങൾ അറിയാം K Rail സംസ്ഥാനത്ത് കെ റെയില്‍ വേണം വികസനത്തിന് അനിവാര്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ Omicron പ്രതീക്ഷയേകി കൂടുതൽ പരീക്ഷണ ഫലങ്ങൾ, പേടിച്ചത്ര ഭീകരനല്ല ഒമിക്രോൺ World Inequality Report 2022 ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ BAN vs PAK ഇന്നിംഗ്സ് ജയം; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിമിഷ സജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ സ്വഭാവ നടനായും പ്രഖ്യാപിച്ചപ്പോള്‍ ഇരുവരേയും അതിന് അര്‍ഹരാക്കിയ ചിത്രങ്ങളില്‍ പ്രധാന ചിത്രം ചോലയായിരുന്നു. അവര്‍ എന്‍ടിആറിന്റെ ജീവിതം ആസ്പദമാക്കി വരുന്ന ലക്ഷ്മീസ് എന്‍ടിആറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി പ്രശസ്ത നടനും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവിതത്തെ ആസ്പദമാക്കി വരുന്ന ലക്ഷ്മീസ് എന്‍ടിആര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വന്‍ രാഷ്ട്രീയ ”ഇന്റുമ്മ മയ്യത്തായിപ്പോയി അല്ലെങ്കി ഓരെ വിളിക്കേനു”: പൊട്ടിച്ചിരിപ്പിച്ച് ‘പന്തിന്റെ’ ടീസര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് 'പന്ത്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന എട്ട് വയസ്സുകാരിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'പന്ത് കെട്ടവന്ക്ക് കെട്ടവനായി ധനുഷ്; മാരി 2 ട്രെയിലര്‍ പുറത്തിറങ്ങി ധനുഷ് നായകനായി എത്തുന്ന മാരി ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വില്ലനായി എത്തുന്നത് മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവീനോ തോമസ് ആണ്. സായ് പല്ലവിയാണ് ധനുഷിന്റെ നായികയായെത്തുന്നത്. വരലക്ഷ്മി വിജയ് ദേവരകൊണ്ടയുടെ പുതിയ തെലുങ്ക് ചിത്രം ‘ടാക്‌സിവാല’യുടെ ട്രെയിലര്‍ വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ടാക്‌സിവാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം രാഹുല്‍ സംകൃത്യനാണ് സംവിധാനം ചെയ്യുന്നത്. പ്രിയങ്കാ ജവാള്‍ക്കറാണ് ചിത്രത്തിലെ നായിക ആസിഫ് ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ ടീസര്‍ പുറത്തിറങ്ങി ജിസ് ജോയ് ഒരുക്കുന്ന 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയും ആസിഫലിയും ആണ് നായിക നായകന്മാര്‍. ബൈസക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡെ ശ്വാസകോശ രോഗികളായ രണ്ട് പേര്‍ തമ്മിലുള്ള പ്രണയം പറഞ്ഞ് ‘ഫൈവ് ഫീറ്റ് അപാര്‍ട്ട്’ വ്യത്യസ്തവും വികാര തീവ്രവുമായ ഒരു പ്രണയത്തിന്റെ കഥ പറയുകയാണ് 'ഫൈവ് ഫീറ്റ് അപാര്‍ട്ട്' എന്ന ഹോളീവുഡ് ചിത്രം. സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് ഹേലീ ലൂ റിച്ചാഡ്‌സണും കോള്‍ സ്‌കൂള്‍ പ്രണയവുമായി ‘ഒറ്റക്കൊരു കാമുകന്‍’ ടീസര്‍ എത്തി സ്‌കൂള്‍ പ്രണയം പ്രമേയമാക്കി ഒരുങ്ങുന്ന 'ഒറ്റക്കൊരു കാമുക'ന്റെ ടീസര്‍ പുറത്തിറങ്ങി. യഥാര്‍ഥ ജീവിതത്തിലും പ്രണയ ജോഡികളായ ഷാലും ലിജോ മോളും നായികാനായകന്‍മാരാകുന്ന ചിത്രമാണിത്. ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് പരീക്ഷാ മറ്റൊരു ‘അര്‍ജുന്‍ റെഡ്ഡി’; ചുംബന രംഗങ്ങളുമായി 24 കിസ്സെസ് ട്രെയിലര്‍ അയോധ്യകുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 24 കിസ്സെസിന്റെ ട്രെയിലര്‍ എത്തി. സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ചുംബനരംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം മലയാളത്തിലേക്ക് ഒരു യുവസംവിധായിക കൂടി! എഞ്ചിനീയറിംഗും ആരും കൊതിക്കുന്ന ആപ്പിള്‍ കമ്പനിയിലെ ജോലിയും ഉപേക്ഷിച്ച്, സൗമ്യ തേടിയിറങ്ങിയത് സിനിമാ സ്വപ്‌നങ്ങളെ സിനിമകള്‍ ഹരമാവുകയും സ്വന്തമായൊരു സിനിമ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്ത സൗമ്യ സദാനന്ദന്‍. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ലഭിച്ച ജോലി, അതും ആപ്പിള്‍ പോലൊരു കമ്പനിയില്‍ കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍; തെളിവുണ്ടെങ്കില്‍ ഹാജരാക്കണം; മുല്ലപ്പള്ളിയുടെ വോട്ട്കച്ചവട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം; വീടുകളില്‍ സൗജന്യമായി ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയുമായി ‘ഓല’ ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് ബിജെപിയുടെ പ്രകടന പത്രിക; കോണ്‍ഗ്രസിന്റേത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണെന്ന് രാഹുല്‍ ഗാന്ധി എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു തടയുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ കയറി ഇരിക്കും, പരിശോധന കഴിഞ്ഞ് പോലീസ് പറഞ്ഞാല്‍ വഴിമാറും; കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയായി തെരുവുനായയും, കൗതുകം പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍ വിദ്യാര്‍ത്ഥിനികളെയും സഹപാഠികളെയും കാണാതായി, വിനോദയാത്രയ്ക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി കൂട്ടുകാര്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് സ്‌കൂളില്‍ പോകാന്‍ മടി, മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമ; അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളക്കഥ മാംസാഹാരികളേക്കാള്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ കൂടുതല്‍ സസ്യാഹാരികളില്‍ മാംസാഹാരികളേക്കാള്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ കൂടുതല്‍ സസ്യാഹാരികളില്‍ മാംസാഹാരം കഴിക്കുന്നവരില്‍ സസ്യാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് അസുഖങ്ങളുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍ കൂടുതലായി കണ്ടെത്തി മാംസാഹാരം കഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ സസ്യാഹാരം കഴിക്കുന്നവരിലാണെന്ന് പഠന റിപ്പോര്‍ട്ട്. പ്രായമോ, ഭാരമോ, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളോ ഈ വസ്തുതയെ ബാധിക്കുന്നില്ലെന്നും യുകെ ആസ്ഥാനമായി നടന്ന പഠനം തെളിയിക്കുന്നു. യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബിസിറ്റിയില്‍ (ഇസിഒ) പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബയോമാര്‍ക്കറുകള്‍ ശരീരത്തെ ഗുണകരമായും ദോഷകരമായും ബാധിക്കാറുണ്ട്. അര്‍ബുദം, കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍, പ്രായസംബന്ധമായ രോഗങ്ങള്‍ മറ്റ് ഗുരുതര അസുഖങ്ങള്‍ക്ക് എന്നിവയ്ക്ക് കാരണമാകുകയോ അല്ലെങ്കില്‍ അവ ഇല്ലാതാക്കുകയോ ചെയ്യുക തുടങ്ങി ബയോമാര്‍ക്കറുകള്‍ ആരോഗ്യത്തെ പല രീതിയില്‍ സ്വാധീനിക്കാറുണ്ട്. എന്നാല്‍ സസ്യാഹാരം കഴിക്കുന്നത് മൂലം ബയോമാര്‍ക്കര്‍ പ്രൊഫൈലിനുണ്ടാകുന്ന ഗുണങ്ങള്‍ ഇതുവരെ അവ്യക്തമായിരുന്നു. മാംസാഹാരം, സസ്യാഹാരം എന്നിങ്ങനെ ഭക്ഷണത്തില്‍ ഓരോ വ്യക്തികളുടെയും തെരഞ്ഞെടുപ്പുകള്‍ രക്തത്തിലെയും മൂത്രത്തിലെയും ഡിസീസ് മാര്‍ക്കറുകളില്‍ (രോഗവുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍) ഉണ്ടാക്കുന്ന വ്യത്യാസം മനസിലാക്കുകയെന്ന ലക്ഷ്യത്തോടൊണ് യുകെയിലെ ഗ്ലാസ്‌ഗോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയത്. യുകെ ബയോബാങ്ക് പഠനത്തില്‍ പങ്കെടുത്ത മുപ്പത്തിയേഴിനും എഴുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 177,723 പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ വിലയിരുത്തിയത്. അഞ്ചുവര്‍ഷ കാലയളവില്‍ ഭക്ഷണക്രമത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്താത്തവരായിരുന്നു ഇവര്‍. സസ്യാഹാരികള്‍ (മാംസമോ മത്സ്യമോ കഴിക്കാത്തവര്‍, 4,111 പേര്‍ മാംസാഹാരികള്‍ (166,516 പേര്‍) എന്നിങ്ങനെ ഇവരെ തരംതിരിച്ചു. പിന്നീട് ഇവരുടെ രക്തത്തിലെയും മൂത്രത്തിലെയും പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗം, അര്‍ബുദം, കരള്‍, എല്ല്, സന്ധികള്‍ എന്നിവയുടെ ആരോഗ്യം, വൃക്കയുടെ പ്രവര്‍ത്തനം തുടങ്ങിയവമായി ബന്ധപ്പെട്ടിരിക്കുന്ന പത്തൊമ്പതോളം ബയോമാര്‍ക്കറുകള്‍ ഗവേഷകര്‍ പഠന വിധേയമാക്കി. ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് പ്രായം, ലിംഗം, വിദ്യാഭ്യാസം, വംശം, പൊണ്ണത്തടി, പുകവലി, മദ്യപാനം തുടങ്ങി ബയോമാര്‍ക്കറുകളെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങള്‍ കണക്കിലെടുത്താല്‍ പോലും മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരികളില്‍ ടോട്ടല്‍ കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍, അപോലിപോപ്രോട്ടീന്‍ എ( കാര്‍ഡിയോ വാസ്‌കുലാര്‍ രോഗവുമായി ബന്ധപ്പെട്ടത് അപോലിപോപ്രോട്ടീന്‍ ബി( കാര്‍ഡിയോ വാസ്‌കുലാര്‍ രോഗവുമായി ബന്ധപ്പെട്ടത് ഗാമ ഗ്ലുട്ടമൈല്‍ ട്രാന്‍സ്‌ഫെറൈസ്(സിജിടി കരളിലെ കോശങ്ങളുടെ നാശമോ അണുബാധയോ സൂചിപ്പിക്കുന്ന അലനൈന്‍ അമിനോട്രാന്‍സ്‌ഫെറൈസ്(എഎസ്ടി അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും പ്രോത്സാഹിപ്പിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍-ലൈക്ക് ഗ്രോത്ത് ഫാക്ടര്‍ (ഐജിഎഫ്-1 യൂറൈറ്റ്, ടോട്ടല്‍ പ്രോട്ടീന്‍, വൃക്കയുടെ പ്രവര്‍ത്തനത്തകരാര്‍ സൂചിപ്പിക്കുന്ന മാര്‍ക്കറായ ക്രിയാറ്റിന്‍ തുടങ്ങി അസുഖങ്ങളുമായി ബന്ധപ്പെട്ട 13ഓളം ബയോമാര്‍ക്കറുകള്‍ വളരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് ഭക്ഷണത്തിലെ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ആളുകള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതാണ് തങ്ങളുടെ കണ്ടെത്തലുകള്‍ എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗ്ലാസ്‌കോ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ.കാര്‍ലോസ് സെലിസ്-മോറലെസ് അവകാശപ്പെട്ടു. ഹൃദ്രോഗങ്ങളുമായും ചിലയിനം അര്‍ബുദങ്ങളുമായും ബന്ധമുള്ള മാംസാഹാരം, പ്രത്യേകിച്ച് റെഡ് മീറ്റും സംസ്‌കരിച്ച മാംസവും കഴിക്കാതിരിക്കുകയും പോഷകങ്ങളും ഫൈബറും ശരീരത്തിന് ഗുണം ചെയ്യുന്ന മറ്റ് സംയുക്തങ്ങളും ധാരാളമായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും പരിപ്പുകളും കൂടുതലായി കഴിക്കുകയും ചെയ്യുന്നത് മൂലമാകാം സസ്യാഹാരരീതി പിന്തുടരുന്നവരില്‍ കോശനാശവും ഗുരുതര അസുഖങ്ങളും സൂചിപ്പിക്കുന്ന അസുഖങ്ങളുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍ കുറഞ്ഞ് കാണപ്പെടുന്നതെന്ന് ഡോ.കാര്‍ലോസ് വിശദീകരിച്ചു. ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് നിരവധിയാളുകളെ പങ്കെടുപ്പിച്ച് നടത്തിയ പഠനമാണെങ്കില്‍ കൂടിയും സസ്യാഹാരികളിലും മാംസാഹാരികളിലും ബയോമാര്‍ക്കറുകളിലുള്ള ഈ വ്യത്യാസത്തിന്റെ കാരണമോ അതിന്റെ പ്രത്യാഘാതമോ സംബന്ധിച്ച് കൃത്യമായൊരു നിഗമനം പഠനം മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, പഠനത്തില്‍ പങ്കെുത്തവരുടെ ബയോമാര്‍ക്കര്‍ സാമ്പിളുകള്‍ ഒരിക്കല്‍ മാത്രമേ പരിശോധിക്കാനായുള്ളുവെന്നതും ഭക്ഷണക്രമവുമായി ബന്ധമില്ലാത്ത നിലവിലുള്ള അസുഖങ്ങള്‍, പരിഗണനയില്‍ വരാത്ത ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവയും ബയോമാര്‍ക്കറുകളെ സ്വാധീനിക്കാമെന്നതുമടക്കം നിരവധി പോരായ്മകളും പഠനത്തിനുണ്ടെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. Previous സൗദി അമ്മമാര്‍ക്ക് ഇനിമുതല്‍ മക്കള്‍ക്കായി ബാക്ക് എക്കൗണ്ട് തുറക്കാം Next പ്രതിസന്ധികാലത്ത് സമ്മര്‍ദ്ദം അകറ്റി സമാധാനത്തോടെയിരിക്കാന്‍ ചില വഴികള്‍ ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ കെയ്‌ലിൻ എംബാപ്പെ ഈ സീസണ് ശേഷം പാരീസ് സെന്റ് ജെർമ്മൻ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ സ്വന്തമാക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള റയൽ മാഡ്രിഡിലേക്ക് തന്നെയാകും അദ്ദേഹം പോവുകയെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പ്രതിനിധികളും, റയൽ മാഡ്രിഡും തമ്മിൽ കരാർ കാര്യത്തിൽ ധാരണയിലെത്തിയതായി പോലും ചില മാധ്യമങ്ങൾ കഴിഞ്ഞയിടക്ക് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം, എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കിൽ അത് പി എസ് ജിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും. താരം ക്ലബ്ബ് വിടുന്നതോടെ പി എസ് ജിയുടെ മുന്നേറ്റ നിര ദുർബലമാകുമെന്നതിലും സംശയമില്ല. അതു കൊണ്ടു തന്നെ എംബാപ്പെ അടുത്ത സമ്മറിൽ ടീം വിടുകയാണെങ്കിൽ പകരം യുവന്റസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച് ആ വിടവ് നികത്താനുള്ള പദ്ധതികളാണ് പി എസ് ജിക്കുള്ളതെന്ന് ഫ്രാൻസിൽ നിന്നും, സ്പെയിനിൽ നിന്നും പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പി എസ് ജി കഴിഞ്ഞ കുറച്ച് നാളുകളായി റൊണാൾഡോയെ ടീമിലെത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ‌‌ സൂചിപ്പിക്കുന്നത്. എംബാപ്പെ ടീമിൽ നിന്ന് പോയേക്കുമെന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ റൊണാൾഡോയെ ഏത് വിധേനയും ടീമിലെത്തിക്കാൻ പി എസ് ജി ശ്രമങ്ങൾ നടത്തിയേക്കും. റൊണാൾഡോയെ സ്വന്തമാക്കുന്നതിന്, പകരം മൗറോ ഇക്കാർഡിയെ നൽകാനും പി എസ് ജി തയ്യാറാണെന്നാണ് സൂചനകൾ‌. അതായത് എംബാപ്പെ പി എസ് ജി വിടുകയാണെങ്കിൽ ഇതിന്റെ ഫലമായി റൊണാൾഡോയും, മൗറോ ഇക്കാർഡിയും വരും സീസണിൽ പുതിയ ക്ലബ്ബുകളിലേക്ക് മാറിയേക്കും. പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിലൊരാളാണ് റൊണാൾഡോയെന്നും അദ്ദേഹത്തെ ടീമിലെടുക്കുന്നതിലൂടെ ഫ്രഞ്ച് ലീഗിലും, ചാമ്പ്യൻസ് ലീഗിലുമെല്ലാം ടീമിന് ഗോളുകൾ ഉറപ്പാക്കാമെന്നും പി എസ് ജി കരുതുന്നു. റൊണാൾഡോയെ സ്വന്തമാക്കുന്നതിലൂടെ ഫുട്ബോൾ ലോകത്ത് ക്ലബ്ബിന്റെ മുഖവും മാറുമെന്നത് അറിയാവുന്ന പി എസ് ജി, ഈ കരാർ സാധ്യമാകാൻ ശക്തമായ നീക്കങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകൾ വളരെ ശക്തമാണ്. ഒരര്‍ഥത്തില്‍ എന്റെ അച്ഛന്‍ എന്റെ മാത്രം അച്ഛനായിരുന്നില്ല. മുഴുവന്‍ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെയും അച്ഛനായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ കഥ കാലത്തിന്റെ അച്ഛനെയും സ്ഥലത്തിന്റെ അമ്മയെയും ഒരുപോലെ നഷ്ടപ്പെട്ട ആ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെ പറുദീസാനഷ്ടമായിരുന്നു. അച്ഛനും മകനും: സുഭാഷ് ചന്ദ്രനും അച്ഛന്‍ ചന്ദ്രശേഖരനും 'നവോത്ഥാനം നമുക്കു നല്കിയ ആ വലിയ വെളിച്ചത്തിനു മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ടു നാം നടന്നു. പ്രലോഭനഫലങ്ങളൊക്കെ ഒരു കൂസലുമില്ലാതെ നാം തിന്നു തുടങ്ങി. അങ്ങനെ ഹൃദയസംസ്‌കാരത്തിന്റെ പറുദീസയില്‍നിന്ന് അച്ഛന്റെ ഒപ്പിന് ഒട്ടും സൗന്ദര്യമുണ്ടായിരുന്നില്ല. കെ.ആര്‍.സി.പിള്ള എന്ന് ഒച്ചിന്റെ വടിവില്‍ കട്ടകുത്തിയ അക്ഷരങ്ങള്‍ ഇരട്ടവരയുടെ പാളത്തിനു മീതെ ഇഴയുന്നപോലെ കാണപ്പെട്ട ആ ഒപ്പിനെ എളുപ്പത്തില്‍ അനുകരിക്കാമായിരുന്നു. കരിങ്കല്‍ച്ചീളുകള്‍ തെറിക്കുംപോലെ രണ്ടു കുത്തുകള്‍ ഒച്ചിഴയുന്ന പാളത്തിനു കീഴില്‍ ചാര്‍ത്താന്‍ അച്ഛന്‍ എപ്പോഴും ശ്രദ്ധിച്ചു. പ്രോഗ്രസ്‌കാര്‍ഡുകളില്‍ കള്ളൊപ്പിടുമ്പോള്‍ ആ കരിങ്കല്‍ക്കുത്തുകളെയും കൃത്യമായി ഞാന്‍ പകര്‍ത്തിയിരുന്നു. കല്ലിങ്കല്‍ രാഘവന്‍പിള്ള മകന്‍ ചന്ദ്രശേഖരന്‍ എന്ന എന്റെ അച്ഛന് കുടുംബപ്പേരിലോ സ്വന്തം പിതാവിന്റെ പേരിലോ അഭിമാനിക്കാന്‍തക്ക ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാകണം, ഒരു കമ്യൂണിസ്റ്റുകാരന്‍ ആയിരിക്കുക എന്നത് അദ്ദേഹം ഒരു പദവിപോലെയാണ് കൊണ്ടുനടന്നിരുന്നത്. മനുഷ്യനായിരിക്കുക എന്നതില്‍നിന്നു കിട്ടാവുന്ന ആകെയുള്ള ഒരു സ്ഥാനക്കയറ്റമായി കമ്യൂണിസ്റ്റുകാരനായിരിക്കുക എന്ന പദവിയെ തിരഞ്ഞെടുത്ത നൂറുകണക്കിനാളുകളെ ഞാന്‍ എന്റെ കുട്ടിക്കാലത്ത് കടുങ്ങല്ലൂരില്‍ കണ്ടിട്ടുണ്ട്. മൂത്തമകന് സഖാവ് കൃഷ്ണപിള്ളയുടെ പേരിട്ട നേരത്ത് എന്റെ അച്ഛന്റെ മുഖത്തു തെളിഞ്ഞിട്ടുണ്ടായേക്കാമായിരുന്ന അഭിമാനിയുടേതായ ആ വലിയ പ്രകാശം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ യാഥാര്‍ഥ്യത്തിനും ഭാവനയ്ക്കും ഇടയില്‍ ഒരു ചോദ്യം ബാക്കിയാവും- അച്ഛന്റെ ഒപ്പിനെയെന്നപോലെ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റഭിമാനത്തെയും എനിക്ക് അനുകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ദുരൂഹതയുടെ കനംപേറുന്ന ഈയൊരു ചോദ്യത്തിന് ഞാന്‍ പന്ത്രണ്ടു വര്‍ഷം മുന്‍പ് എഴുതിവെച്ച ഉത്തരമായിരുന്നു 'പറുദീസാനഷ്ടം'എന്ന കഥ. വ്യക്തിജീവിതത്തിന്റെ അനതിദീര്‍ഘമായ പ്രയാണത്തിനിടയില്‍ നമ്മള്‍കൂടി പങ്കാളികളായി മാറുന്ന ചില ചരിത്രനിമിഷങ്ങള്‍ ഉണ്ടായേക്കാം. ഒരു കലാകാരനോ കവിക്കോ ആ പങ്കാളിത്തം പകുത്തുകിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പൊതുസമൂഹം അയാളോട് ഇങ്ങനെ ചോദിക്കാറുണ്ട്- അപ്പോള്‍ താങ്കള്‍ എന്തു ചെയ്തു? സാക്ഷാല്‍ വാല്മീകിവ്യാസാദികളെ മുന്നില്‍ക്കിട്ടിയാലും 'അല്ലിഷ്ടാ, പുതിയതൊന്നും എഴുതിയില്ലേ?'എന്നു കുത്താന്‍ കാത്തുനില്ക്കുന്ന നമ്മള്‍ പാവം മലയാളികള്‍ക്ക് കുറച്ചുകൂടി മുന്തിയ അവസരമാകും ഇത്തരമൊരു സവിശേഷഘട്ടത്തില്‍ ലഭിക്കുക (അതെ. താനെന്തു ചെയ്‌തെടോ? എന്നുതന്നെ അതുകൊണ്ട്, കുണ്ടറവിളംബരം മുതല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വരെയുള്ള സകല ചരിത്രസന്ദര്‍ഭങ്ങളിലും നമ്മള്‍ എഴുത്തുകാരനെ ശ്രദ്ധിക്കുന്നു. അല്ല, അയാള്‍ എന്തുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിച്ചില്ല അതുകൊണ്ട് അയാള്‍ക്കെന്തെങ്കിലും നേട്ടം?) ഈയടുത്തകാലത്ത് എന്നോട് അങ്ങനെ കുറച്ച് ക്രുദ്ധനായി ചോദിച്ച ഒരു നിരൂപകസുഹൃത്തിനോട് ഞാന്‍ പറഞ്ഞു ഉവ്വ്, ഒരു വ്യാഴവട്ടം മുമ്പ്!'അതു സത്യമായിരുന്നു. ആ സത്യത്തിന്റെ പേരായിരുന്നു 'പറുദീസാനഷ്ടം.' വിശ്വാസം വരാതെ ഇളിച്ചുകൊണ്ട് അയാള്‍, ഗര്‍ഭപാത്രം കൊണ്ടുപോയി കളയുന്ന ഒരമ്മയുടെ കഥയല്ലേ അത് എന്നും എല്ലാ പത്രങ്ങളും ചാനലുകളും ഇരുപത്തിയഞ്ചു മണിക്കൂറും ആവര്‍ത്തിച്ചു കഥിച്ചുകൊണ്ടേയിരുക്കുന്ന സമകാലീനസംഭവവുമായി അതിനെയെങ്ങനെ ചേര്‍ത്തുകെട്ടും എന്നും ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നല്ല സൃഷ്ടികള്‍ ഉണ്ടാകുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നത്, മോശമായ ഒരു സംഹാരം നടക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നതിനെക്കാള്‍ ഹീനമാണെന്ന് ഇനിയും നമ്മള്‍ മനസ്സിലാക്കാത്തതെന്ത്?' സൃഷ്ടിയെ ആദരിക്കാതിരിക്കുന്നിടത്താണ് ഹിംസ വിത്തുവിതയ്ക്കുന്നതെന്ന് അറിയാന്‍ ത്രികാലജ്ഞാനമൊന്നും വേണ്ട; വെറും മനുഷ്യഹൃദയജ്ഞാനം മതി. ശകാരത്തിന്റെ, കുറ്റപ്പെടുത്തലിന്റെ, ഒറ്റപ്പെടുത്തലിന്റെ, ഒറ്റുകൊടുക്കലിന്റെ, പകതീര്‍ക്കലിന്റെ രാഷ്ട്രീയം നമ്മുടെ ഹൃദയത്തില്‍നിന്നാണ് പൊതുജീവിതത്തിലേക്കു പടര്‍ന്നത്. നാം കരുതുംപോലെ മറിച്ചല്ല. അന്തസ്സുള്ള ഒന്നിനെയും അംഗീകരിക്കില്ലെന്ന് നമ്മുടെ ഉള്ളിലുള്ള ഊച്ചാളി, ശപഥം ചെയ്തു പീഠത്തിലിരിക്കുന്നത് ഓരോ നിമിഷവും നമ്മള്‍ സ്വയം അറിയുന്നു. ഉള്ളിലുള്ള ഊച്ചാളിത്തത്തെ അന്യനില്‍ ആരോപിച്ച് ഓരോ മലയാളിയും ഇളിക്കുന്നു. മഹത്ത്വം എന്ന സംജ്ഞ കാലഹരണപ്പെട്ടുപോയി എന്ന് സ്ഥാപിക്കാന്‍ നമ്മള്‍ തങ്ങളില്‍ത്തങ്ങളില്‍ മത്സരിക്കുന്നു. നവോത്ഥാനം ഉണര്‍ത്തിത്തന്ന മാതൃതുല്യമായ മനുഷ്യജീവിത പരിഗണനയും കമ്യൂണിസം ഈ മണ്ണില്‍ വാരിവിതറിയ പിതൃതുല്യമായ സനാഥത്വവിചാരവും (നാഥനുള്ള കളരി) കളഞ്ഞുകുളിച്ച ഒരു മലയാളിജീവിതമാണ് കഴിഞ്ഞ ദശകങ്ങളില്‍ നമ്മളെ വന്നു പൊതിഞ്ഞത്. പൊതുജീവിതത്തിലെ നാഥന്മാര്‍ എന്നു കരുതിയവരില്‍ പകരംവെക്കാനില്ലാത്ത അന്തസ്സാരശ്ശൂന്യത നിറഞ്ഞിരിക്കുന്നതായി നാം കണ്ടു. നവോത്ഥാനം നമുക്കു നല്കിയ ആ വലിയ വെളിച്ചത്തിനു മുന്നിലൂടെ തലയില്‍ മുണ്ടിട്ടുകൊണ്ടു നാം നടന്നു. കഴിക്കരുതെന്നു വിലക്കുണ്ടായിരുന്ന സുഖജീവിതത്തിന്റെ പ്രലോഭനഫലങ്ങളൊക്കെ ഒരു കൂസലുമില്ലാതെ നാം തിന്നു തുടങ്ങി. അങ്ങനെ ഹൃദയസംസ്‌കാരത്തിന്റെ പറുദീസയില്‍നിന്ന് നാം നിഷ്‌കരുണം പുറത്താക്കപ്പെട്ടു. കഥയുടെ അവസാനം 'അരക്ഷിതമായ ആള്‍ക്കൂട്ടത്തിന്റെ തള്ളയില്ലായ്മകളിലേക്ക്'നരേന്ദ്രനെ കാല്‍വെപ്പിച്ചപ്പോള്‍ നമ്മുടെ കാലഘട്ടത്തിലേക്കും തീക്കനല്‍പോലുള്ള നാക്കുകൊണ്ട് നട്ടെല്ലില്‍ നക്കുന്ന ഭയത്തിന്റെ ലോകത്തിലേക്കുമാണ് ഞാന്‍ അയാളെ കൈപിടിച്ച് ഇറക്കിയത്. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ആ കഥ മാതൃഭൂമിയില്‍ വീണ്ടും അച്ചടിക്കാന്‍ ഒരുങ്ങുന്നതറിയുമ്പോള്‍ ആ കഥയ്ക്ക് അക്കാലത്തു കിട്ടിയ സ്വീകരണത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ വയ്യ. മാതൃഭൂമി സഹസ്രാബ്ദപ്പതിപ്പില്‍ ആ ലക്കം മൂന്നു കഥകളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെ കഥ (ടി. പത്മനാഭന്റെ മരിച്ചില്ല) വന്ന പേജ് നമ്പര്‍ ആറായിരുന്നു. രണ്ടാമത്തെ കഥ (സേതുവിന്റെ അടയാളങ്ങള്‍) തൊട്ടടുത്ത് എട്ടാം പേജില്‍. തൊണ്ണൂറ്റെട്ടു പേജുള്ള ആഴ്ചപ്പതിപ്പിന്റെ എണ്‍പത്തിയെട്ടാം പേജില്‍ മൂന്നാമത്തെ കഥ (സുഭാഷ് ചന്ദ്രന്റെ പറുദീസാനഷ്ടം). പക്ഷേ, അന്നത്തെ ആഴ്ചപ്പതിപ്പിന്റെ ചുമതലക്കാരന്‍ എനിക്ക് ഇക്കാര്യത്തില്‍ തോന്നിയേക്കാവുന്ന അതൃപ്തിയെ മുഴുവന്‍ മായ്ച്ചുകളഞ്ഞത് കഥ വായിച്ചുകഴിഞ്ഞ ഉടന്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യത്തിലൂടെയായിരുന്നു അല്ല, സുഭാഷ്, ഹോട്ടലില്‍ വെച്ച് മറന്നുവെച്ച ഗര്‍ഭപാത്രം ആരെങ്കിലും ഒരാള്‍ കട്ടെടുത്ത് വീട്ടില്‍ കൊണ്ടുപോയിരിക്കുമല്ലോ. അവിടെച്ചെന്ന് പാത്രം തുറന്നുനോക്കുമ്പോള്‍ കക്ഷി ചമ്മിപ്പോയിട്ടുണ്ടാകുമല്ലേ?' 'അതെയതെ,'ഞാന്‍ മൂഢനെപ്പോലെ ചിരിച്ചുകൊണ്ടു പറഞ്ഞു പാവം!' ഒരു കലാസൃഷ്ടിയെ തിരിച്ചറിയുന്ന പ്രവൃത്തി, ഹാ കഷ്ടം, നമ്മുടെ സമൂഹത്തില്‍ പത്രാധിപരില്‍ത്തുടങ്ങി പത്രാധിപരില്‍ അവസാനിക്കുന്നു! ചന്ദ്രശേഖരന്‍ എന്ന കമ്യൂണിസ്റ്റ്, എന്റെ അച്ഛന്‍, എഴുപതാം വയസ്സില്‍ അറുപതു വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പുകവലിശീലം പൊടുന്നനേ നിര്‍ത്തി. എഴുപത്തിനാലാം വയസ്സില്‍ പത്രവായന നിര്‍ത്തി. എഴുപത്തിയാറാം വയസ്സില്‍ 'എനിക്കു കാണണ്ട ഈ നായിന്റെ മക്കടെ പേക്കൂത്തുകള്‍'എന്നു പ്‌രാകിക്കൊണ്ട് ചാരുകസേരയില്‍ ഇരുന്നാല്‍ അധ്വാനമൊന്നും കൂടാതെ മുന്നില്‍ കാണാവുന്ന ടിവിയില്‍നിന്നു രക്ഷപ്പെടാന്‍ ഇരിപ്പും കിടപ്പും അകത്തെ മുറിയിലേക്കാക്കി. ജീവിതത്തില്‍ ഒരിക്കല്‍മാത്രം മദ്യപിച്ചിട്ടുള്ള അദ്ദേഹം (അത് ജില്ലാ കൗണ്‍സിലിലേക്ക് ഒരു ഇടതുസ്ഥാനാര്‍ഥിയായി ജയിച്ചപ്പോഴായിരുന്നു. അച്ഛന്റെ രാഷ്ട്രീയജീവിതത്തിലെ ഒരേയൊരു തിരഞ്ഞെടുപ്പുവിജയം) ഞാന്‍ അവസാനനാളില്‍ എന്തും വരട്ടെ എന്നു കരുതി കൊണ്ടുപോയി ക്കൊടുത്ത സ്‌കോച്ചുവിസ്‌ക്കിയുടെ കുപ്പി കണ്ട് കയ്ക്കുന്ന ഒരു ചിരി എനിക്കു നേരേ നീട്ടുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് എഴുപത്തിയെട്ട്. പെണ്ണുപിടിത്തത്തിനും പണസമ്പാദനത്തിനും കൊലപാതകത്തിനും പ്രതിചേര്‍ക്കപ്പെട്ട് സ്വന്തം പാര്‍ട്ടിയുടെ ചില നേതാക്കന്മാര്‍ വാര്‍ത്തയാകുന്നത് കാണാനിരിക്കാതെ അദ്ദേഹം മരിക്കുമ്പോള്‍ എണ്‍പത്. അച്ഛന്റെ മരണം ഒരു സ്വാഭാവികമരണമായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. ഒരര്‍ഥത്തില്‍ അതും ഒരു രാഷ്ട്രീയകൊലപാതകമായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ അച്ഛന്‍ എന്റെ മാത്രം അച്ഛനായിരുന്നില്ല. മുഴുവന്‍ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെയും അച്ഛനായിരുന്നു. ഒരര്‍ഥത്തില്‍ എന്റെ കഥ കാലത്തിന്റെ അച്ഛനെയും സ്ഥലത്തിന്റെ അമ്മയെയും ഒരുപോലെ നഷ്ടപ്പെട്ട ആ കമ്യൂണിസ്റ്റുകുഞ്ഞുങ്ങളുടെ പറുദീസാനഷ്ടമായിരുന്നു. പത്തു വര്‍ഷത്തിനിപ്പുറം, എന്റെ ആദ്യനോവലായ മനുഷ്യന് ഒരു ആമുഖത്തില്‍ പുത്തന്‍ കാറിന്റെ ഡിക്കിയില്‍ ഓട്ടച്ചാക്കില്‍നിന്നു തൂവിയ ചിതാഭസ്മം കണ്ടവനായ എന്നെ നിര്‍ത്തിക്കൊണ്ട് ആ വേദന ഞാന്‍ ഇങ്ങനെ കുറിച്ചുവെച്ചു പ്രിയപ്പെട്ട അച്ഛാ, എല്ലാം കത്തിത്തീരുകയാണല്ലോ. സുഖജീവിതകാമനകള്‍ ജീവിച്ചിരിക്കേത്തന്നെ അച്ഛന്റെ മകനെയും ചാരമാക്കിത്തീര്‍ക്കുന്ന കാലവും വന്നല്ലോ!' (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥയാക്കാനാവാതെ എന്ന പുസ്തകത്തിൽ നിന്ന്) 'നോ നോ യു ആര്‍ നോട്ട് മൈ സണ്‍ മരിച്ചെന്നു കരുതിയ അച്ഛന്‍ 35 വര്‍ഷത്തിനു ശേഷം തിരിച്ചു വന്നപ്പോൾ മരിച്ചുപോയെന്നു കരുതിയ അച്ഛന്‍ 35 വര്‍ഷത്തിനു ശേഷം തിരിച്ചു വരുന്നു. തികച്ചും പ്രണയപ്പരവതാനിയിൽ അവൾ പർവതങ്ങൾക്ക് മുകളിലൂടെ പറന്ന് ഭർത്താവിന്റെ നാട്ടിലെത്തി, എന്നാൽ പി.ജി.യുടെ വായനാലോകം ഇനി എല്ലാവർക്കും സ്വന്തം ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി അച്ഛനാകാനുള്ള യാതൊരുവിധ പരിശീലനങ്ങളും കൂടാതെയാണ് ഒരു മലയാളി പുരുഷന്‍ അച്ഛനായി പരിണമിക്കുന്നത് ഉച്ചത്തില്‍ സംസാരിക്കുന്ന ദേഷ്യക്കാരൻ നിശബ്ദനായിപ്പോയത് എങ്ങനെയെന്ന് പിന്നീടാണ് അറിഞ്ഞത്.. കരയാതെ അടക്കിപ്പിടിച്ചു നിന്ന എത്രയോ തേങ്ങലുകളുടെ ആഴക്കടലാണ് അച്ഛന്‍ വളരും തോറും നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്ന സ്‌നേഹമാണ് അച്ഛന്റേത് 'മാളുവിന്റെ അച്ഛന്‍ പിതൃദിനത്തിൽ അച്ഛന്മാർക്ക് ആദരമർപ്പിച്ച് ഒരു മ്യൂസിക് വീഡിയോ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാൻ ഉത്തരവ്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കുറവിലങ്ങാട് പൊലീസിനാണ് നിർദേശം നൽകിയത് ‘മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്ക’; നിലപാടിലുറച്ച് പാലാ ബിഷപ്പ് October 2, 2021 നാർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയെന്നാണ് കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും September 29, 2021 കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ പാലാ ബിഷപ്പിന്റെ പരാമര്‍ശം; വിമര്‍ശനമുന്നയിച്ച താഴത്തങ്ങാടി ഇമാമുമായി മന്ത്രി വി എന്‍ വാസവന്‍ കൂടിക്കാഴ്ച നടത്തി September 24, 2021 മന്ത്രി വി എന്‍ വാസവന്‍ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ഹുസൈന്‍ മടവൂര്‍ September 23, 2021 പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നദ്‌വത്തുല്‍ മുജാഹിദീന്‍ നേതാവ് ഹുസൈന്‍ മടവൂര്‍ എല്‍ഡിഎഫ് യോഗം ഇന്ന്; ബോര്‍ഡ് കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനവിഭജനം മുഖ്യഅജണ്ട September 23, 2021 പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിലെ വിവാദത്തിനിടയില്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും. രാവിലെ 11 പാലാ ബിഷപ്പിന്റെ പ്രസ്താവനയും വിവാദങ്ങളും നിർഭാഗ്യകരം; പ്രണയവും മയക്കുമരുന്നും മതവുമായി ബന്ധമില്ല: മുഖ്യമന്ത്രി September 22, 2021 പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശവും വിവാദവും നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുവെന്നും പാലാ ബിഷപ്പ് വിവാദ പരാമർശം പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ September 22, 2021 പാലാ ബിഷപ്പിന്റെ വിവാദ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. പാലാ ബിഷപ്പിന്റെ പരാമർശം സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നത്. മത സൗഹാർദം നർകോട്ടിക് ജിഹാദ് വിവാദം: തിരുത്തേണ്ടത് പാലാ ബിഷപ്പെന്ന് കാനം രാജേന്ദ്രൻ September 22, 2021 പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നർകോട്ടിക് ജിഹാദ് വിവാദ പരാമർശം തിരുത്തേണ്ടത് ബിഷപ്പെന്ന് പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി; നാര്‍കോട്ടിക് ജിഹാദ് ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദം September 21, 2021 പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍കോട്ടിക് ജിഹാദ് ‘പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാൻ’; റിസർവ് ബാങ്കിന് മറുപടി നൽകി സഹകരണ വകുപ്പ് ‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളികളിൽ പ്രതിഷേധം വേണ്ടെന്ന് സമസ്ത മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കിയതിനെതിരെ കേരളം; തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാര്‍; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി ഡീന്‍ കുര്യാക്കോസ് എംപി മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു പെരിയ കേസ്; പാര്‍ട്ടി അറിഞ്ഞുകൊണ്ടുള്ള കൊലപാതകമല്ലെന്ന് സിപിഐഎം പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് പ്രതികളെ റിമാന്‍ഡ് ചെയ്തു; അന്വേഷണം ശരിയായ ദിശയിലെന്ന് കൃപേഷിന്റെ അച്ഛന്‍ വഖഫ് നിയമനം; സർക്കാർ പിന്തിരിയണമെന്ന് മുസ്‌ലിം ലീഗ്; സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു; സാദിഖലി തങ്ങൾ പാതയോരങ്ങളിലെ കൊടിമരങ്ങൾ നിയമ വിരുദ്ധം; സർക്കാർ ഹൈക്കോടതിയിൽ പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു ‘പത്രപരസ്യം പരിഭ്രാന്തി സൃഷ്ടിക്കാൻ’; റിസർവ് ബാങ്കിന് മറുപടി നൽകി സഹകരണ വകുപ്പ് കൊച്ചി നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങൾ അനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്‌ഥാനം പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ എച്.എസ്. എസ്‌ നെ പ്രതിനീധീകരിച്ച ഫാത്തിമ റാനിയാ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വിദ്യോദയ സ്കൂളിലെ മാളവിക മുരളി നേടി പ്രസംഗ മത്സരത്തിൽ വിധികർത്തകളായി നുവാൽസിലെ അസി പ്രൊഫസർമാരായ ഡോ. അമ്പിളിയും കെ.എൽ നമിതയും പങ്കെടുത്തു. കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരില്‍ നിന്ന് നിര്‍ണായക മൊഴികള്‍ ലഭിച്ചതായി സൂചന. ഇന്നുരാവിലെ വടകര എസ്.പി ഓഫീസില്‍ അന്വേഷണ സംഘത്തലവന്‍ കെ.ജി സൈമണ്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍ ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരേയും ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ വഴിത്തിരിവായേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ ജോളി നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായ ചില വിവരങ്ങള്‍ ഷാജുവും സഖറിയാസും പൊലീസിന് കൈമാറി. മൊഴികളില്‍ വൈരുദ്ധ്യവും അവ്യക്തതയും കാരണം ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടുതവണ ചോദ്യം ചെയ്തുവിട്ടതിന് ശേഷമാണ് ഇന്നുരാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തന്‍ രണ്ടുതവണ ശ്രമിച്ചപ്പോള്‍ ഷാജു സഹായിച്ചെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഒരേ വിഷയത്തില്‍ ജോളിയും ഷാജുവും സഖറിയയും പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയതും വിശദമായ ചോദ്യം ചെയ്യലിനു കാരണമായി. സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ചത് പണവും മദ്യവും നല്‍കി സ്വാധീനിച്ചിട്ടാണെന്ന് ജ്വല്ലറി ജീവനക്കാരന്‍ മാത്യു മൊഴി നല്‍കിയിട്ടുണ്ട്. അയ്യായിരം രൂപയും രണ്ടുകുപ്പി മദ്യവും നല്‍കിയാണ് പ്രജുകുമാറില്‍ നിന്ന് സയനൈഡ് കൈക്കലാക്കിയത്. ഇത് ജോളിക്ക് കൈമാറി. ജോളിക്ക് എന്തിനാണ് സയനൈഡെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് എന്നാണ് തന്നോട് ജോളി പറഞ്ഞത് എന്നും മാത്യു വ്യക്തമാക്കി. താന്‍ നേരിട്ടാണ് ജോളിക്ക് സയനൈഡ് കൊടുത്തത്. ജോളിക്ക് വേണ്ടിയാണ് സയനൈഡ് വാങ്ങിയതെന്ന് താന്‍ പ്രജുകുമാറിനോട് പറഞ്ഞിട്ടില്ല. തന്റെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് സയനൈഡ് എന്നാണ് പ്രജുകുമാറിനോട് പറഞ്ഞത്. അതിന് വേണ്ടിയാണ് മദ്യവും പണവും നല്‍കിയത്. പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ച ശേഷം ജോളിക്ക് ഇത് കൊണ്ടുപോയി നല്‍കിയെന്നും മാത്യു പൊലീസിനോട് പറഞ്ഞു. പിന്നീടൊരു തവണകൂടി ജോളി സയനൈഡ് ചോദിച്ചു. അന്നും താന്‍ പ്രജുകുമാറിനോട് സയനൈഡ് എത്തിച്ച് തരാനാകുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ സ്റ്റോക്കില്ലാത്തതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും മാത്യു മൊഴി നല്‍കി. ജോളിയുടെ ബന്ധുവാണ് മാത്യു. മാത്യുവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ജോളി സയനൈഡ് കൈക്കലാക്കിയത്. പ്രജുകുമാറും ജോളിയും നേരിട്ട് പരിചയമുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരുന്നു. Previous വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജം Next ഇതാ ഒരു വെളിച്ചം- അകക്കാഴ്ചയില് തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റ് പ്രഞ്ജില് പട്ടീല് ഒമൈക്രോണ് വൈറസ്: സംസ്ഥാനം കടുത്ത ജാഗ്രത പുലർത്തണം, ആരോഗ്യവകുപ്പ് ഒമൈക്രോൺ: സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി തിരുവനന്തപുരം: കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലെന്നും മന്ത്രി വീടാക്രമിച്ച കേസില് എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയില് കോഴിക്കോട്: നാദാപുരത്ത് ക്വട്ടേഷന്‍ സംഘം വീടാക്രമിച്ച കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് വിഡിയോ ചിത്രീകരിച്ച പ്രധാനപ്രതി അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം. ഷമീമാണ് പിടിയിലായത്. കേസില്‍ പ്രതിയായതിനു പിന്നാലെയാണു ഭീഷണി മുഴക്കി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരoഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ലൈംഗീക പീഡനം; പിതാവിനെ കൗമാരക്കാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി പിതാവിന്റെ ലൈംഗീക പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയലെടുത്തു. ബിഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. പിതാവ് ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും അതാണ് കൊല ചെയ്യാന്‍ ഓർമ്മിക്കാം മഹത്തായ ത്യാഗത്തിൻറെ മനുഷ്യരൂപത്തെ .വേദനിക്കുന്നവനെ,ഉപേക്ഷിക്കപെട്ടവനെ കോരിയെടുത്തു ചുംബിച്ച വിമല ജീവിതത്തെ. നമ്മുടെ രാജ്യം ഏറ്റവും ഉന്നത പുരസ്ക്കാരം നൽകി പാവങ്ങളുടെ അമ്മയെ ആദരിച്ചു. മുറിവേറ്റവനെ നെഞ്ചോടു ചേർക്കാൻ ആ സന്യാസിനിക്ക് സാധിച്ചത് ക്രിസ്തുവിനെ അനുഗമിക്കാൻ അവർ ആഗ്രഹിച്ചതിനാലാണ്. Happy birthday Yesudas പതിറ്റാണ്ടുകളുടെ പതിവ് തെറ്റിച്ച് യേശുദാസ്; പിറന്നാൾ ആഘോഷത്തിന് ഇക്കുറി കൊല്ലൂരിലെത്തില്ല Happy birthday Yesudas പതിറ്റാണ്ടുകളുടെ പതിവ് തെറ്റിച്ച് യേശുദാസ്; പിറന്നാൾ ആഘോഷത്തിന് ഇക്കുറി കൊല്ലൂരിലെത്തില്ല കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. കോവിഡ് മഹാമാരി തടസ്സമായതോടെ ഗാനഗന്ധര്‍വൻ കെ.ജെ യേശുദാസ് ഇത്തവണ പിറന്നാൾ ആഘോഷത്തിനായി കൊല്ലൂരിൽ എത്തില്ല. കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധർവ്വന്റെ പിറന്നാൾ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാൾ ദിനത്തിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽ എത്തും. Also Read-Rahman ഇടവേളയ്ക്കു ശേഷം റഹ്‌മാൻ മലയാളത്തിലേക്ക് വരുന്നു 48 വര്‍ഷമായി തുടരുന്ന പതിവിനാണ് ഇത്തവണ മുടക്കം വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയിൽ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയിൽ എത്തിയത്. Also Read-തിയേറ്റർ അല്ല; പക്ഷെ ഇവിടെ ബിഗ് സ്‌ക്രീനിൽ സിനിമ കാണാം ആഘോഷം കഴിഞ്ഞ് ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി. Also Read-Mammootty Mohanlal ‘ഇച്ചാക്കയ്ക്കൊപ്പം’; മമ്മൂട്ടിയുടെ പുതിയ വീട്ടിലെത്തിയ മോഹൻലാൽ; ചിത്രങ്ങൾ വൈറൽ ശരീരം കൊണ്ട് മൂകാംബിംക ദേവിയുടെ തിരുസന്നിധിയിൽ എത്താൻ ആവില്ലെങ്കിലും ഇക്കുറിയും ജനുവരി 10ന് യേശുദാസിന്റെ ഗന്ധര്‍വ്വ സംഗീതം ക്ഷേത്ര നടയിലെത്തും. വെബ്കാസ്റ്റ് വഴിയാണ് യേശുദാസിന്റെ സംഗീതാര്‍ച്ചന കൊല്ലൂര്‍ മൂകാംബിക ദേവിക്ക് മുന്നിലെത്തുക. ഇതിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ പ്രത്യേക സ്‌ക്രീന്‍ സൗകര്യമൊരുക്കും. കഴിഞ്ഞ ഇരുപത് വർഷമായി പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്റെ ആയുരാരോഗ്യത്തിനായി കൊല്ലൂരിൽ അഖണ്ഡ സംഗീതാര്‍ച്ചന നടത്തി വരുന്നുണ്ട്. ഇക്കുറിയും യേശുദാസ് സംഗീതോത്സവം മൂകാംബിക ക്ഷേത്രത്തില്‍ സംഘടിപ്പിക്കുമെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രൻ ന്യൂസ് 18നോട് പറഞ്ഞു. ഗാനഗന്ധര്‍വന്റെ സാന്നിധ്യമില്ലെങ്കിലും ഗാനാര്‍ച്ചനയും ചണ്ഡികാ ഹോമം അടക്കമുള്ള ചടങ്ങുകളും പതിവുപോലെ ഇത്തവണയും കൊല്ലൂരില്‍ നടക്കും. Happy birthday Yesudas പതിറ്റാണ്ടുകളുടെ പതിവ് തെറ്റിച്ച് യേശുദാസ്; പിറന്നാൾ ആഘോഷത്തിന് ഇക്കുറി കൊല്ലൂരിലെത്തില്ല Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി 'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യം പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍ Syro Malabar കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര ഏജന്‍സികള്‍ സുപ്രീംകോടതിയെ സമീപിച്ചു 'ഇതത്ര നല്ലതല്ല മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ Suicide| കോവിഡ് ബ്രിഗേഡ് ഡ്യൂട്ടിയിൽ നിന്നും പിരിച്ചുവിട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ Sabarimala| ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് RTPCR ടെസ്റ്റ് വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം. കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ്‌ ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത് സത്യത്തില്‍ സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ എന്നതിലുപരി എനിയ്ക്കയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇടയ്ക്കിടെ മൂന്നാല് ദിവസങ്ങള്‍ക്കോ ഒരാഴ്ചയ്ക്കോ ഒക്കെ അയാളെ കാണാതാവും. അതിനെക്കുറിച്ചൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. വെറുതെ ഒരാളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പലപ്പോഴും സന്തോഷ്‌ ലീവിലാണെന്നു കേട്ടാലും എന്തിനാവും ലീവെടുത്തതെന്നൊന്നും അന്വേഷിക്കാറില്ല. അങ്ങിനെയിരിക്കേ യാദൃശ്ചികമായാണ് സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് അറിഞ്ഞത്. ഒരു ദിവസം അവിടത്തെ സെക്ക്യൂരിറ്റിയാണ് അത് പറഞ്ഞത്- സന്തോഷ്‌ കളിയ്ക്കാന്‍ പോയിരിയ്ക്കുകയാണ് എന്ന്. ചോദിച്ചപ്പോള്‍ 'കളി' ഫുട്ബോള്‍ ആണെന്ന് മനസ്സിലായി. പിന്നെയും കുറെ ദിവസം കഴിഞ്ഞാണ് സന്തോഷ്‌ ഒരു റഫറി ആണെന്ന് ഞാനറിഞ്ഞത്. എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ അതി രാവിലെ സ്റ്റേഡിയത്തില്‍ മുടങ്ങാതെ പോകും; അത് കഴിഞ്ഞ് ഫ്ലാറ്റിലെ കാര്യങ്ങള്‍ നോക്കും, ചിലപ്പോള്‍ ഓട്ടോ ഓടിക്കലുമുണ്ട്. എപ്പോഴും എന്തെങ്കിലും ജോലിയില്‍ വ്യാപ്തനായിരിയ്ക്കും ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്തോഷിന് ഈ മത്സരങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. കളിയോടുള്ള സ്നേഹവും അര്‍പ്പണബോധവുമാണ് പലപ്പോഴും അയാളെ ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെയാണെങ്കിലും സന്തോഷത്തോടെയല്ലാതെ ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം സദാ പുഞ്ചിരിയ്ക്കുന്ന മുഖവും, എന്തു കാര്യം പറഞ്ഞാലും ചെയ്തു തരാനുള്ള മനസ്സും, തടസ്സങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി അതിനുള്ള പരിഹാരം കാണാനുള്ള കഴിവും ഞാന്‍ അയാളില്‍ കണ്ടിരുന്നു. അതാണ്‌ സന്തോഷില്‍ ഞാന്‍ കണ്ട പ്രത്യേകതയും! ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. അത് മാത്രമല്ല, തരക്കേടില്ലാത്ത വരുമാനം ഉണ്ടാവുമെന്ന സ്ഥിതി വന്നാല്‍ ഒരു പക്ഷേ ഇനിയുമിനിയും കഴിവുറ്റ ആളുകള്‍ ഈ രംഗത്തേയ്ക്ക് വരാനും സാദ്ധ്യതയുണ്ട്! ഇത് പോലെ അനേകം ആളുകള്‍ ഉണ്ടായിരിയ്ക്കാം. നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത് തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും അര്‍ഹതക്കുള്ള അംഗീകാരം വൈകിയാണെങ്കിലും ഈ കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനെ തേടിയെത്തിയല്ലോ സന്തോഷം. ഇനിയും ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ നന്ദി മുബി! ഇതിലും എത്രയോ വലിയ അംഗീകാരങ്ങള്‍ സന്തോഷിനെ തേടി എത്തട്ടെ എന്നാശിക്കുന്നു.. നാട്ടിലെ കഴിവുള്ള പലരുടെയും സ്ഥിതി ഇത് തന്നെയാണ്. ഫുട്ബാള്‍ ഒരു ജ്വരമായി കൊണ്ട് നടക്കുന്ന വയനാടന്‍ മണ്ണിലാണ് ഞാന്‍ വളര്‍ന്നത്‌ ഇത് പോലെ കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോയവരെയും നല്ല നല്ല നിലകളില്‍ എത്തിയവരെയും എത്ര കണ്ടിരിക്കുന്നു എന്തായാലും ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തുവാന്‍ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു. നിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥനകളും ആശംസകളുമുള്ളപ്പോള്‍ ഇനിയും ഒരുപാട് സന്തോഷുമാര്‍ വരും, നേട്ടങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. അതേ, നമ്മുടെ നാട്ടില്‍ കഴിവിന് ഒരു കുറവുമില്ല. എത്രയെത്ര പ്രതിഭകളാണ് അകാലത്തില്‍ പൊളിഞ്ഞു പോകുന്നത്! ഇങ്ങനെ ചിലരെയെങ്കിലും പൊതു ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ചെറിയ ചില മാറ്റങ്ങളെങ്കിലും ഉണ്ടായാലോ! ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. ഈ വരികൾ വായിച്ചപ്പോൾ എനിക്കും സന്തോഷം തോന്നി, അർഹതക്കുള്ള അംഗീകാരം തന്നെ ഈ പരിചയപ്പെടുത്തലിന് നന്ദി. സന്തോഷിന് ഫിഫയുടെ മികച്ച കളികൾ നിയന്ത്രിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ ഞാനും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു നല്ല പരിചയപ്പെടുത്തല്‍. സന്തോഷിനു എല്ലാവിധ ജീവിത ഉയര്‍ച്ചകളുമുണ്ടാകട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു.. ഹൊ, ഇയളാണ് വലിയ മനുഷ്യൻ, ഇന്ന് ഇത്തരം ആളുകൾ കുറവാണ്, ഏതൊരു വലിയ ഉയർച്ചയിലും വലിയ ഒരു പാഠം ഉണ്ടാകും അതേ, ഈ സമര്‍പ്പണ ബോധം പലര്‍ക്കും ഇല്ലാത്തതാണ്.. സന്തോഷിനെപ്പോലുള്ളവരാകണം ഇത്തരം രംഗങ്ങളില്‍ വരേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിന്റെ രീതികള്‍ ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ പ്രരിപ്പിക്കുന്നതാണ്. എന്ത് ചെയ്യാം കഴിവുള്ളവര്‍ പലപ്പോഴും അതെല്ലാം മറന്നു സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്കെങ്കിലും തങ്ങളുടെ കഴിവിന്‍റെ അംഗീകാരം കിട്ടിയാല്‍ ഭാഗ്യം! നമ്മുടെ നാടിന്‍റെ സ്ഥിതി അതാണ്‌ കുപ്പയ്ക്കുള്ളില്‍ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ പലപ്പോഴും ആ മാണിക്യത്തെ പൊക്കിയെടുത്തു പുറത്തെത്തിക്കാന്‍ കാലങ്ങള്‍ തന്നെ വേണ്ടിവരും. സന്തോഷിനെ പോലെ ഒരു കളിക്കാരന്‍ കുപ്പയ്ക്കുള്ളില്‍ ആയിപ്പോയല്ലോ ഒരുപക്ഷെ സന്തോഷിനെപ്പോലെ എത്രയോ ആളുകള്‍ ഇപ്പോഴെങ്കിലും തിരിച്ചരിയപ്പെടാന്‍ കഴിഞ്ഞത് അയാളുടെ ഭാഗ്യം. പക്ഷെ ബാക്കിയുള്ളവരോ? അതെ ഇത് പോലെ അനേകം ആളുകള്‍ കാണും. അവരില്‍ ചിലരെയെങ്കിലും ഒന്നുയര്‍ത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ വേറിട്ട ഒരു പോസ്റ്റ്. എന്ത് കൊണ്ട് ഇന്ത്യയിൽ ഫുട്ബാൾ വളരുന്നില്ല എന്നതും കൂടി പറഞ്ഞ് വയ്ക്കുന്നു നന്ദി! ക്രിക്കററ്റും ഒരളവു വരെ ബാഡ്മിന്ടനും അല്ലാതെ ഇവിടെ ഒരു കായിക രംഗത്തും പുരോഗതി ഇല്ല എന്ന് തന്നെ പറയാം. ദേശീയ ഗെയിം ആയ ഹോക്കി തന്നെ നോക്കു എത്ര കഷ്ടമാണ് ഇതിനൊക്കെ ഒരു മാറ്റം വരുമെന്ന പ്രതീക്ഷിക്കാം, അത്ര മാത്രം! ഈ പോസ്റ്റില്‍ അവസാനം എഴുതിയ വരികള്‍ ആണ് ഞാന്‍ ആത്മാവില്‍ ചേര്‍ക്കുന്നത് നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത് തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും പ്രചോദനം തരുന്ന വരികള്‍ ആ അര്‍ത്ഥത്തില്‍ ഈ ലേഖനം സമ്പൂര്‍ണ്ണമാകുന്നു നന്ദി നിസാര്‍ ഇതു ഇരുട്ടിലും ഒരു വെളിച്ചത്തെ തേടുമല്ലോ അത് കൊണ്ട് തന്നെ ഒരു നല്ല നാളെ ഉണ്ടാകും എന്ന്‍ വിശ്വസിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത് സന്തോഷിനു എല്ലാവിധ ജീവിത ഉയര്‍ച്ചകളുമുണ്ടാകട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. നന്ദി ശാഹിദ്! നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു നാം അറിയാതെയും കേള്‍ക്കാതെയും പോകുന്ന ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരെളിയ ശ്രമം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് നമുക്ക് പ്രചോദനമായാലോ കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍ ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ് ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍ ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന് ബ്ലോഗിങ്ങ് എന്ന അനന്ത വിഹായസ്സില്‍ ചിറകു വിരിച്ചു പറക്കാനുള്ള എന്റെ ശ്രമം ആരംഭിച്ചിട്ട് കുറച്ചു നാളുകളായി പല ഭാഷകളിലായ് ഞാന്‍ കുത്തിക്കുറിച്ച ചിന്തകള്‍ ഓരോന്നും ഞാന്‍ ഇവിടെ തുറന്നു വെച്ചു മാതൃഭാഷയുടെ മധുരം പ്രത്യേകമായ് വിളംബണമെന്ന് തോന്നിത്തുടങ്ങിയിട്ടു നാളേറെയായ്‌ എങ്കിലും ജീവിതപ്പാച്ചിലിനിടയില്‍ അതങ്ങിനെ ഒരു തോന്നലായ് തന്നെ തുടരുകയായിരുന്നു ഇന്നിതാ ആ സ്വപ്നം സാക്ഷാത്ക്കാരമാവുന്നു ചിന്തകളും വികാരങ്ങളും അലകടലായ് തള്ളിത്തിരക്കി വരുമ്പോള്‍ അതില്‍ മുങ്ങിത്തപ്പി ചില മുത്തുകള്‍ തിരഞ്ഞെടുക്കാനുള്ള എളിയ ശ്രമമാണിവിടെ നിങ്ങള്‍ കാണുന്നത് അക്ഷരമുത്തുകള്‍ കോര്‍ത്തിണക്കി ഞാന്‍ കെട്ടുന്ന ഈ മാലകള്‍ ഹൃദയതാളങ്ങളില്‍ ഇഴുകിയിളകട്ടെ എന്റെ എളിയ ലോകത്തേയ്ക്ക് നിങ്ങള്‍ക്കു സ്വാഗതം ഞാന്‍ നിഷ – ബ്ലോഗിങ്ങ് രംഗത്ത് വന്ന കാലത്ത് എന്‍റെ ചിന്തകള്‍ പങ്കിട്ടിരുന്നത് ‘രാന്റം തോട്സ്’ എന്ന ബ്ലോഗിലൂടെയായിരുന്നു. പിന്നീട് ‘ഹൃദയതാളങ്ങള്‍, ‘‘കലൈഡോസ്കോപ്’ എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍ കൂടി തുടങ്ങി – ഹൃദയതാളങ്ങള്‍ മാതൃഭാഷയുടെ മാധുര്യം പകരുമ്പോള്‍ കലൈഡോസ്കോപ് ഫോട്ടോകളിലൂടെ കഥ പറയുന്നു.. വെറുമൊരു നേരമ്പോക്കിന് വേണ്ടി എഴുതിത്തുടങ്ങിയ എന്‍റെ ജീവനോപാധി തന്നെ എഴുത്തായി മാറിയത് ഈ അടുത്ത കാലത്താണ്. എഴുത്ത്, വായന, ഫോട്ടോഗ്രഫി, യാത്ര (യാത്രകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടുന്നത് എന്നെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും ബ്ലോഗെഴുത്ത്, വല്ലപ്പോഴുമുള്ള വര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഞാനെന്‍റെ ഒഴിവു വേളകള്‍ നീക്കിവെച്ചിരിക്കുന്നു. ഇതിനിടയില്‍ വല്ലപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശ്ശിയുടെ (മെന്റര്‍) വേഷം ഞാന്‍ അണിയാറുണ്ടെങ്കിലും എന്‍റെ ഭാഗ്യത്തിന് മിക്കപ്പോഴും മാര്‍ഗ്ഗദര്‍ശനം ലഭിക്കുകയാണ് പതിവ്. കുടുംബമെന്ന അച്ചുതണ്ടിലാണ് എന്‍റെ ലോകം തിരിയുന്നത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ എന്നെ സന്തോഷഭരിതയാക്കുന്നു ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും) എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം കാണാന്‍ ശ്രമിക്കുന്നു. എന്‍റെ ബ്ലോഗ്‌ എന്‍റെ ചിന്തകളുടെയും ഭാവനകളുടെയും സംഗമവേദിയാണ് – അവ ചിലപ്പോള്‍ രസകരമാകാം, ചിലപ്പോള്‍ വിരസവും! എന്നാലും അവ എനിക്ക് പ്രിയപ്പെട്ടവ തന്നെ! ഈ യാത്രയില്‍ പങ്കുചേര്‍ന്നതിനു നന്ദി! എന്നോടൊപ്പമുള്ള യാത്ര തീര്‍ത്തും വിരസമാവില്ലെന്ന വിശ്വാസത്തില്‍ 'ശുഭയാത്ര' നേരുന്നു കുറഞ്ഞ സ്ഥലത്ത് രണ്ടു മുറികളും മറ്റ് സൗകര്യങ്ങളും സജീകരിച്ച വീടെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി ഡിസൈനര്‍ ഫൈസല്‍ മജീദ് രൂപകല്‍പന ചെയ്ത വീടിന്‍റെ പ്ളാനാണ് പരിചയപ്പെടുത്തുന്നത്. 1200 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇരുനില വീട്. ഓപ്പണ്‍ സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ്, കമ്പ്യൂട്ടര്‍ സ്പേസ്, മാസ്റ്റര്‍ ബെഡ്റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവ ഒന്നാം നിലയില്‍ സജീകരിച്ചിരിക്കുന്നു. 885 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗ്രൗണ്ട് ഫ്ളോറിന് നല്‍കിയിരിക്കുന്നത്. സിറ്റ് ഒൗട്ടില്‍ നിന്നും പ്രവേശിക്കുന്നത് ലിവിങ് ഏരിയയിലേക്കാണ്. ലിവിങ്ങില്‍ നിന്നും ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നു. ഡൈനിങ് സ്പേസില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള സ്റ്റ്യര്‍ കേസ് നല്‍കിയിട്ടുള്ളത്. സ്റ്റയര്‍ കേസിന്‍റെ താഴെയുള്ള സ്ഥലം കമ്പ്യൂട്ടര്‍ സ്പേസായി മാറ്റിയിരിക്കുന്നു. ഡൈനിങ്ങില്‍ നിന്നും പ്രവേശിക്കാവുന്ന രീതിയില്‍ കോമണ്‍ ടോയ്ലറ്റ്. ഡൈനിങ്ങ് റൂമില്‍ നിന്നു തന്നെയാണ് അടുക്കളയിലേക്കും ബെഡ് റൂമിലേക്കുള്ള പ്രവേശം. ബെഡ്റൂമില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. കിച്ചണില്‍ സൗകര്യപ്രദമായ രീതിയില്‍ വര്‍ക്കിങ്ങ് ട്രയാങ്കിള്‍ (ഫ്രിഡ്ജ്, വാഷ്ബേസിന്‍,സ്റ്റവ് )സജീകരിച്ചിരിക്കുന്നു. സ്റ്റോറേജിനും ധാരാളം സ്ഥലം ഒരുക്കിയിട്ടുണ്ട്. മുകള്‍ നിലയില്‍ സ്റ്റയര്‍ കയറി ചെല്ലുന്നത് ചെറിയ ലാന്‍റിങ് സ്പേസിലേക്കാണ്. ബെഡ്റൂമിന്‍റെ വാതില്‍ ലാന്‍റിങ്ങിലേക്ക് തുറക്കുന്നു. ബെഡ്റൂമില്‍ ബാത്ത്റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. സ്റ്റയര്‍ഏരിയയില്‍ നിന്നു തന്നെ ടെറസിലേക്കും പ്രവേശിക്കാം. പുന്നപ്ര: തിരുക്കുടുംബ--യൗസേപ്പ് പിതാവിന്‍റെ വർഷാചരണത്തിന്‍റെ ഭാഗമായി പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ എല്ലാ വീടുകളെയും ബന്ധിപ്പിക്കുന്ന തിരുക്കുടുംബ പ്രതിഷ്ഠാ പേടക പ്രയാണം ഇന്ന് ആരംഭിക്കും. ഇടവകയെ എട്ടു സോണുകളായി തിരിച്ച് എട്ടുവീടുകളിൽ ഒരേസമയം പേടകം എത്തിച്ചേരും. 24 മണിക്കൂർ ഒരു വീട്ടിൽ തങ്ങുന്ന പേടക സാന്നിധ്യത്തിൽ ജപമാലയും യാമപ്രാർഥനകളും നടത്തും. എടത്വ: പഞ്ചായത്തില്‍ എസ്‌സി കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 2021-2022 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ: പുഞ്ചകൃഷിക്കായി നെല്‍വിത്ത് മുളപ്പിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമ ആസൂത്രിതനീക്കം; പോലീസ് കു‌ടുക്കിയത് നിരവധി കേസുകളിലെ പ്രതിയെ ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ രമേശ് ചെന്നിത്തല നയിക്കുന്ന ജനജാഗരണ്‍ അഭിയാന്‍ പദയാത്ര ജില്ലയിൽ 30ന് തുടങ്ങും ആലപ്പുഴ: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരേ എഐസിസി ആഹ്വാനം ചെയ്തിരിക്കുന്ന നാഷണല്‍ ക്യാമ്പനിംഗിന്‍റെ ഭാഗമാ ആലപ്പുഴ: ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം ഉറപ്പാക്കുന്നതിന് സാധ്യത പരിശോധിക്കാന്‍ ജില്ലാ വികസന സ ഗ്രാമീണ സംരംഭകത്വ പദ്ധതിയുമായി തൈക്കാട്ടുശേരി പഞ്ചായത്ത് പൂച്ചാക്കൽ: കുടുംബശ്രീ ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിയായ എസ്‌വിഇപിയുടെ രണ്ടാംഘട്ട പ്രവർത്തങ്ങൾക്ക് തൈക്കാട്ടുശേര ടേബിൾ ടെന്നിസ്: റീവ അന്ന മൈക്കിളിന് സ്വർണം ആലപ്പുഴ: ടിടിഎകെ-ബാങ്ക് ഓഫ് ബറോഡ കേരള സ്റ്റേറ്റ് ടേബിൾ ടെന്നിസ്-2021 ചാന്പ്യൻഷിപ്പ് മത്സരത്തിൽ അണ്ടർ-19 വിഭാഗത്തിൽ റീ ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി നടന്നു മാവേലിക്കര: മലങ്കര കത്തോലിക്കസഭ മാവേലിക്കര രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ചേതന ഇന്‍റഗ്രേറ്റഡ് ഡവലപ്മെന്‍റ് സൊസൈ എടത്വ: തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം മൂലം സമയബന്ധിതമായി പുഞ്ചകൃഷി ഇറക്കാൻ കഴിയാത്ത കുട്ടനാട്ടിലെ കാർഷിക മേഖലയെ ഹയർ സെക്കൻഡറി അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന് ആലപ്പുഴ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെഇആർ സ്പെഷൽ റൂൾ പ്രകാരമുള്ള ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള അനധ്യാപ മങ്കൊമ്പ്: കുട്ടനാട്ടിലെ പദ്ധതി നടത്തിപ്പും ഫണ്ട് വിനിയോഗവും സാധാരണക്കാരുടെ അതിജീവനത്തിനുതകും വിധം പുനക്രമീകരിക്ക ചേർത്തല സോണിൽ ഇന്ന് യൗസേപ്പിതാവിന്‍റെ തിരുനാൾ ചേർത്തല: വി. യൗസേപ്പിതാവിന്‍റെ വർഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചേർത്തല സോ കുട്ടമംഗലം: കുട്ടമംഗലം സെന്‍റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാളിനും വിശുദ്ധ യൗസേപ്പിതാവിന്‍റെ വർ ചെങ്ങന്നൂർ: ഡിസംബർ 2 മുതൽ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുള്ള ജാ ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കാ മാവേലിക്കര: ശുഭാനന്ദ ഗുരുദേവ കീർത്തനങ്ങളെ ആക്ഷേപിക്കുന്ന ചുരുളി സിനിമ നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്‍ററിന്‍റെ നേത്വതൃത്തിൽ വാഴപ്പള്ളി പഞ്ചായത്തിന്‍റെ സഹ ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടിക "കുട്ടനാടിന്‍റെ മരണമൊഴി'ക്ക് അവാർഡ് നേടി ആദിൽ കുമാർ ആലപ്പുഴ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി 2021 ലെ അവാർഡുകൾ വിതരണം ചെയ്തു. ‌തുറവൂർ: സെക്രട്ടേറിയറ്റിനു മുന്പിൽ ഉപവാസം അനുഷ്ഠിക്കുന്ന കെഎസ്എസ്പിഎ സംസ്ഥാന ഭാരവാഹികൾക്കും സെക്രട്ടേറിയറ്റ് മെമ് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം അഞ്ചാംദിനം കണ്ടെത്തി ചേർത്തല: ചെങ്ങണ്ട പാലത്തിൽനിന്നു കായലിലേക്കു ചാടിയ യുവാവിന്‍റെ മൃതദേഹം അഞ്ചാം ദിവസം കണ്ടെത്തി. തുമ്പോളി പീടികപറമ്പിൽ അമ്പലപ്പുഴ: കാലപ്പഴക്കം ചെന്ന് ജനങ്ങളുടെ ജീവനു ഭീഷണിയായ കുടിവെള്ള സംഭരണി പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധം ശക്തമാക ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്‌ഷനു കീഴിൽ വരുന്ന മാമൂട്, കാളാത്ത്, തലവടി, വേലിയാകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പ വിദ്യാഭ്യാസ മികവിന് ആദരവ് നൽകി കെ.എം. മാണി ഫൗണ്ടേഷൻ ആലപ്പുഴ: മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്‌കൂളിനെയും അനുമോദിക്കാൻ കെ.എം. മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ആദരസമ്മ ദേശീയപാത അറ്റകുറ്റപ്പണി അടുത്തയാഴ്ച ആരംഭിക്കുമെന്ന് എംപി ആലപ്പുഴ: തകർന്നുകിടക്കുന്ന ദേശീയപാത 66ലെ ഹരിപ്പാട്‌ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ വിവിധ മതവിഭാഗങ്ങളിലുള്ളവരെ സാക്ഷിനിർത്തി ജുമുഅ പ്രാർഥന നടത്തി മർകസ് മസ്ജിദ് ആലപ്പുഴ: ആശയങ്ങളുടെ സംവാദങ്ങൾ നടക്കേണ്ടത് ആരാധനാലയങ്ങളിൽ നിന്നാവണമെന്ന സന്ദേശവുമായി ആലപ്പുഴ മർകസ് മസ്ജിദിൽ ദുരന്തനിവാരണം: പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി ആലപ്പുഴ: ജില്ലാ ഭരണകൂടവും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും എസ്ഡി കോളജ് ഫിസിക്സ് വകുപ്പിലെ ബിരുദാനന്തര ബിരുദ വി തുന്പോളി പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും ആലപ്പുഴ: മരിയൻ തീർഥാടനകേന്ദ്രമായ തുന്പോളി സെന്‍റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്‍റെ ദർശനത്തിരുനാ ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മ ആലപ്പുഴ: വയലാര്‍ പഞ്ചായത്തില്‍ കൃഷിവകുപ്പും പഞ്ചായത്തും സംയുക്തമായി ഹരിത കഷായം പദ്ധതിക്കു തുടക്കം കുറിച്ചു. പഞ്ചായത സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരേ മൂന്നാറിലേക്ക് സൈക്കിള്‍ റാലി ചേർത്തല: സ്ത്രീകളുടെ നേരേയുള്ള അതിക്രമങ്ങൾക്കെതിരേ ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റലും സൈക്ലിംഗ് ക്ലബും സംയുക്തമായി സിസ്റ്റർ സെലിഗ്വരിന്‍റെ സന്യസ്തജീവിത സുവർണ ജൂബിലി ആഘോഷം ഇന്ന് മുട്ടാർ: കർമലീത്താ സഭാംഗവും അധ്യാപികയും മുതലക്കോട് മദർ സുപ്പീരിയറുമായ സിസ്റ്റർ സെലിഗ്വരിന്‍റെ സന്യസ്ത ജീവിതത്തിന്‍റ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനവുമായി മഴുക്കീർ പാടശേഖരത്തിലെ കർഷകർ ചെങ്ങന്നൂർ: സർക്കാരും കൃഷിഭവനും കൈയൊഴിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഴുക്കീർ പാടശേഖരത്തെ കൃഷി ഉപ അമ്പലപ്പുഴ: വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തിയിരുന്ന രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പ എല്ലാ വീട്ടിലും കുടിവെള്ളം: രണ്ടാംഘട്ടം പത്തിയൂരിൽ കായംകുളം: എല്ലാ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജല ജീവൻ മിഷന്‍റെ രണ്ടാം വരവ് പത്തി ആലപ്പുഴ കുടിവെള്ള പദ്ധതി: അറ്റകുറ്റപ്പണി പൂർത്തിയാക്കി എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി കേളമംഗലം ഭാഗത്തുപൊട്ടിയ പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ഇന്നല പൂച്ചാക്കൽ: കാൻസർ നിർണയക്യാമ്പും ബോധവത്കരണ പരിപാടിയും നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന കാട്ടുപന്നികളുടെ ആക്രമണം: കർഷകരെ സംരക്ഷിക്കാൻ വിപുലമായ പദ്ധതികൾ വേണമെന്ന് ചാരുംമൂട്: കാട്ടുപന്നികളുടെ ആക്രമണത്തിൽനിന്നും കർഷകരെ സംരക്ഷിക്കുന്നതിനായി കൂടുതൽ വിപുലമായ പദ്ധതികൾ സർക്കാർ ആ . വിദ്യാര്‍ഥികള്‍ക്കായി ആര്‍ട്ട് റൂം പദ്ധതി ആലപ്പുഴ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് കൊച്ചി ബിനാലെ ഫൗ ആലപ്പുഴ: കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവം കലാമത്സരങ്ങൾക്ക് 30 വരെ രജിസ്റ്റർ ചെയ്യാം. പഞ ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദി, പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന: അതിരൂപതാതല വെബിനാർ ഇന്ന് ചങ്ങനാശേരി: നവീകരിക്കപ്പെട്ട വിശുദ്ധകുർബാനയെക്കുറിച്ച് അതിരൂപതാ പാസ്റ്ററൽ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ വെബിനാർ ഇന്ന് തലവടി മാണത്താറ ലൈബ്രറി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍ എടത്വ: തലവടി മാണത്താറ ലൈബ്രറി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. ചിതലരിച്ച കെട്ടിടം ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥ ആലപ്പുഴ: നഗരസഭ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യ മുള്ളുവേലിയിൽ കുരുങ്ങി രണ്ടു ദിവസം വിശന്നുകിടന്ന നായയെ രക്ഷപ്പെടുത്തി മാന്നാർ: പന്നായിക്കടവ് തറയിൽ പള്ളത്ത് സമീപ പറമ്പിൽ രണ്ടു ദിവസമായി മുള്ളുവേലിയിൽ കുരുങ്ങിക്കിടന്നു വിശന്ന് അവശനാ പച്ചക്കറി വിളവെടുപ്പ് നടത്തി തലവടി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എടത്വ: തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ കൃ ചേർത്തല: കടക്കരപ്പള്ളിയിൽ തൊഴിലുറപ്പ് വനിതകൾ ചെയ്ത നെൽകൃഷിക്ക് നൂറുമേനി വിളവെടുപ്പ്. കടക്കരപള്ളി പഞ്ചായത്ത് അഞ് പ്രതിഭോത്സവവുമായി കറ്റാനം പോപ്പ് പയസ് സ്‌കൂൾ കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ച സീഡ് കോർപറേഷൻ നല്കിയ വിത്ത് കിളിര്‍ക്കുന്നില്ലെന്ന് പരാതി എടത്വ: സീഡ് കോർപറേഷന്‍ വിതരണം ചെയ്ത ഉമ വിത്ത് കിളിര്‍ക്കുന്നില്ലെന്നു പരാതി. നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ പെട്ട എടത്വ: പഞ്ചായത്തില്‍ എസ്‌സി കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 2021-2022 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ: പുഞ്ചകൃഷിക്കായി നെല്‍വിത്ത് മുളപ്പിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമ ആസൂത്രിതനീക്കം; പോലീസ് കു‌ടുക്കിയത് നിരവധി കേസുകളിലെ പ്രതിയെ ആലപ്പുഴ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ രമേശ് ചെന്നിത്തല നയിക്കുന്ന ജനജാഗരണ്‍ അഭിയാന്‍ പദയാത്ര ജില്ലയിൽ 30ന് തുടങ്ങും ആലപ്പുഴ: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരേ എഐസിസി ആഹ്വാനം ചെയ്തിരിക്കുന്ന നാഷണല്‍ ക്യാമ്പനിംഗിന്‍റെ ഭാഗമാ ആലപ്പുഴ: ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം ഉറപ്പാക്കുന്നതിന് സാധ്യത പരിശോധിക്കാന്‍ ജില്ലാ വികസന സ ഗ്രാമീണ സംരംഭകത്വ പദ്ധതിയുമായി തൈക്കാട്ടുശേരി പഞ്ചായത്ത് പൂച്ചാക്കൽ: കുടുംബശ്രീ ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിയായ എസ്‌വിഇപിയുടെ രണ്ടാംഘട്ട പ്രവർത്തങ്ങൾക്ക് തൈക്കാട്ടുശേര ടേബിൾ ടെന്നിസ്: റീവ അന്ന മൈക്കിളിന് സ്വർണം ആലപ്പുഴ: ടിടിഎകെ-ബാങ്ക് ഓഫ് ബറോഡ കേരള സ്റ്റേറ്റ് ടേബിൾ ടെന്നിസ്-2021 ചാന്പ്യൻഷിപ്പ് മത്സരത്തിൽ അണ്ടർ-19 വിഭാഗത്തിൽ റീ ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലന പരിപാടി നടന്നു മാവേലിക്കര: മലങ്കര കത്തോലിക്കസഭ മാവേലിക്കര രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ചേതന ഇന്‍റഗ്രേറ്റഡ് ഡവലപ്മെന്‍റ് സൊസൈ എടത്വ: തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം മൂലം സമയബന്ധിതമായി പുഞ്ചകൃഷി ഇറക്കാൻ കഴിയാത്ത കുട്ടനാട്ടിലെ കാർഷിക മേഖലയെ ഹയർ സെക്കൻഡറി അനധ്യാപക തസ്തികകൾ അനുവദിക്കണമെന്ന് ആലപ്പുഴ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ കെഇആർ സ്പെഷൽ റൂൾ പ്രകാരമുള്ള ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള അനധ്യാപ മങ്കൊമ്പ്: കുട്ടനാട്ടിലെ പദ്ധതി നടത്തിപ്പും ഫണ്ട് വിനിയോഗവും സാധാരണക്കാരുടെ അതിജീവനത്തിനുതകും വിധം പുനക്രമീകരിക്ക ചേർത്തല സോണിൽ ഇന്ന് യൗസേപ്പിതാവിന്‍റെ തിരുനാൾ ചേർത്തല: വി. യൗസേപ്പിതാവിന്‍റെ വർഷാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചേർത്തല സോ കുട്ടമംഗലം: കുട്ടമംഗലം സെന്‍റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാളിനും വിശുദ്ധ യൗസേപ്പിതാവിന്‍റെ വർ ചെങ്ങന്നൂർ: ഡിസംബർ 2 മുതൽ കണ്ണൂരിൽ നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുള്ള ജാ ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കാ മാവേലിക്കര: ശുഭാനന്ദ ഗുരുദേവ കീർത്തനങ്ങളെ ആക്ഷേപിക്കുന്ന ചുരുളി സിനിമ നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ചങ്ങനാശേരി: ചെത്തിപ്പുഴ സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സെന്‍ററിന്‍റെ നേത്വതൃത്തിൽ വാഴപ്പള്ളി പഞ്ചായത്തിന്‍റെ സഹ ആലപ്പുഴ: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടിന്‍റെ പരിധിയില്‍ വരുന്ന ജില്ലയിലെ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടിക "കുട്ടനാടിന്‍റെ മരണമൊഴി'ക്ക് അവാർഡ് നേടി ആദിൽ കുമാർ ആലപ്പുഴ: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി 2021 ലെ അവാർഡുകൾ വിതരണം ചെയ്തു. ‌തുറവൂർ: സെക്രട്ടേറിയറ്റിനു മുന്പിൽ ഉപവാസം അനുഷ്ഠിക്കുന്ന കെഎസ്എസ്പിഎ സംസ്ഥാന ഭാരവാഹികൾക്കും സെക്രട്ടേറിയറ്റ് മെമ് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം അഞ്ചാംദിനം കണ്ടെത്തി ചേർത്തല: ചെങ്ങണ്ട പാലത്തിൽനിന്നു കായലിലേക്കു ചാടിയ യുവാവിന്‍റെ മൃതദേഹം അഞ്ചാം ദിവസം കണ്ടെത്തി. തുമ്പോളി പീടികപറമ്പിൽ അമ്പലപ്പുഴ: കാലപ്പഴക്കം ചെന്ന് ജനങ്ങളുടെ ജീവനു ഭീഷണിയായ കുടിവെള്ള സംഭരണി പൊളിച്ച് നീക്കാത്തതിൽ പ്രതിഷേധം ശക്തമാക ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്‌ഷനു കീഴിൽ വരുന്ന മാമൂട്, കാളാത്ത്, തലവടി, വേലിയാകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പ വിദ്യാഭ്യാസ മികവിന് ആദരവ് നൽകി കെ.എം. മാണി ഫൗണ്ടേഷൻ ആലപ്പുഴ: മികച്ച വിജയം നേടിയ വിദ്യാർഥികളെയും സ്‌കൂളിനെയും അനുമോദിക്കാൻ കെ.എം. മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച ആദരസമ്മ ദേശീയപാത അറ്റകുറ്റപ്പണി അടുത്തയാഴ്ച ആരംഭിക്കുമെന്ന് എംപി ആലപ്പുഴ: തകർന്നുകിടക്കുന്ന ദേശീയപാത 66ലെ ഹരിപ്പാട്‌ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണി ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ വിവിധ മതവിഭാഗങ്ങളിലുള്ളവരെ സാക്ഷിനിർത്തി ജുമുഅ പ്രാർഥന നടത്തി മർകസ് മസ്ജിദ് ആലപ്പുഴ: ആശയങ്ങളുടെ സംവാദങ്ങൾ നടക്കേണ്ടത് ആരാധനാലയങ്ങളിൽ നിന്നാവണമെന്ന സന്ദേശവുമായി ആലപ്പുഴ മർകസ് മസ്ജിദിൽ ദുരന്തനിവാരണം: പ്രത്യേക പരിശീലന പരിപാടിക്ക് തുടക്കമായി ആലപ്പുഴ: ജില്ലാ ഭരണകൂടവും കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയും എസ്ഡി കോളജ് ഫിസിക്സ് വകുപ്പിലെ ബിരുദാനന്തര ബിരുദ വി തുന്പോളി പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും ആലപ്പുഴ: മരിയൻ തീർഥാടനകേന്ദ്രമായ തുന്പോളി സെന്‍റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്‍റെ ദർശനത്തിരുനാ ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മ ആലപ്പുഴ: വയലാര്‍ പഞ്ചായത്തില്‍ കൃഷിവകുപ്പും പഞ്ചായത്തും സംയുക്തമായി ഹരിത കഷായം പദ്ധതിക്കു തുടക്കം കുറിച്ചു. പഞ്ചായത സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരേ മൂന്നാറിലേക്ക് സൈക്കിള്‍ റാലി ചേർത്തല: സ്ത്രീകളുടെ നേരേയുള്ള അതിക്രമങ്ങൾക്കെതിരേ ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റലും സൈക്ലിംഗ് ക്ലബും സംയുക്തമായി സിസ്റ്റർ സെലിഗ്വരിന്‍റെ സന്യസ്തജീവിത സുവർണ ജൂബിലി ആഘോഷം ഇന്ന് മുട്ടാർ: കർമലീത്താ സഭാംഗവും അധ്യാപികയും മുതലക്കോട് മദർ സുപ്പീരിയറുമായ സിസ്റ്റർ സെലിഗ്വരിന്‍റെ സന്യസ്ത ജീവിതത്തിന്‍റ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനവുമായി മഴുക്കീർ പാടശേഖരത്തിലെ കർഷകർ ചെങ്ങന്നൂർ: സർക്കാരും കൃഷിഭവനും കൈയൊഴിഞ്ഞതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മഴുക്കീർ പാടശേഖരത്തെ കൃഷി ഉപ അമ്പലപ്പുഴ: വീടുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തിയിരുന്ന രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പ എല്ലാ വീട്ടിലും കുടിവെള്ളം: രണ്ടാംഘട്ടം പത്തിയൂരിൽ കായംകുളം: എല്ലാ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജല ജീവൻ മിഷന്‍റെ രണ്ടാം വരവ് പത്തി ആലപ്പുഴ കുടിവെള്ള പദ്ധതി: അറ്റകുറ്റപ്പണി പൂർത്തിയാക്കി എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി കേളമംഗലം ഭാഗത്തുപൊട്ടിയ പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ഇന്നല പൂച്ചാക്കൽ: കാൻസർ നിർണയക്യാമ്പും ബോധവത്കരണ പരിപാടിയും നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന കാട്ടുപന്നികളുടെ ആക്രമണം: കർഷകരെ സംരക്ഷിക്കാൻ വിപുലമായ പദ്ധതികൾ വേണമെന്ന് ചാരുംമൂട്: കാട്ടുപന്നികളുടെ ആക്രമണത്തിൽനിന്നും കർഷകരെ സംരക്ഷിക്കുന്നതിനായി കൂടുതൽ വിപുലമായ പദ്ധതികൾ സർക്കാർ ആ . വിദ്യാര്‍ഥികള്‍ക്കായി ആര്‍ട്ട് റൂം പദ്ധതി ആലപ്പുഴ: കോവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകളിലെത്തിയ വിദ്യാർഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് കൊച്ചി ബിനാലെ ഫൗ ആലപ്പുഴ: കോവിഡ് സാഹചര്യത്തിൽ ഓണ്‍ലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവം കലാമത്സരങ്ങൾക്ക് 30 വരെ രജിസ്റ്റർ ചെയ്യാം. പഞ ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദി, പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന: അതിരൂപതാതല വെബിനാർ ഇന്ന് ചങ്ങനാശേരി: നവീകരിക്കപ്പെട്ട വിശുദ്ധകുർബാനയെക്കുറിച്ച് അതിരൂപതാ പാസ്റ്ററൽ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ വെബിനാർ ഇന്ന് തലവടി മാണത്താറ ലൈബ്രറി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍ എടത്വ: തലവടി മാണത്താറ ലൈബ്രറി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. ചിതലരിച്ച കെട്ടിടം ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥ ആലപ്പുഴ: നഗരസഭ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യ മുള്ളുവേലിയിൽ കുരുങ്ങി രണ്ടു ദിവസം വിശന്നുകിടന്ന നായയെ രക്ഷപ്പെടുത്തി മാന്നാർ: പന്നായിക്കടവ് തറയിൽ പള്ളത്ത് സമീപ പറമ്പിൽ രണ്ടു ദിവസമായി മുള്ളുവേലിയിൽ കുരുങ്ങിക്കിടന്നു വിശന്ന് അവശനാ പച്ചക്കറി വിളവെടുപ്പ് നടത്തി തലവടി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എടത്വ: തലവടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ കൃ ചേർത്തല: കടക്കരപ്പള്ളിയിൽ തൊഴിലുറപ്പ് വനിതകൾ ചെയ്ത നെൽകൃഷിക്ക് നൂറുമേനി വിളവെടുപ്പ്. കടക്കരപള്ളി പഞ്ചായത്ത് അഞ് പ്രതിഭോത്സവവുമായി കറ്റാനം പോപ്പ് പയസ് സ്‌കൂൾ കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു പരീക്ഷയിൽ ഫുൾ എ എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ച സീഡ് കോർപറേഷൻ നല്കിയ വിത്ത് കിളിര്‍ക്കുന്നില്ലെന്ന് പരാതി എടത്വ: സീഡ് കോർപറേഷന്‍ വിതരണം ചെയ്ത ഉമ വിത്ത് കിളിര്‍ക്കുന്നില്ലെന്നു പരാതി. നീലംപേരൂര്‍ കൃഷിഭവന്‍ പരിധിയില്‍ പെട്ട കോഴിക്കോട്ട് യുവതിയെ ആക്രമിച്ച സംഭവം; മുപ്പതോളം പേർക്കെതിരെ കേസ് ഒമിക്രോൺ വകഭേദം; നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം മോഫിയയുടെ വീട് ഗവർണർ സന്ദർശിച്ചു; ആലുവ പോലീസിന് വിമർശനം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി കോഴിക്കോട്ട് യുവതിയെ ആക്രമിച്ച സംഭവം; മുപ്പതോളം പേർക്കെതിരെ കേസ് ഒമിക്രോൺ വകഭേദം; നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം മോഫിയയുടെ വീട് ഗവർണർ സന്ദർശിച്ചു; ആലുവ പോലീസിന് വിമർശനം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാൻ രാജസേനൻ സിനിമയിലെ അഭിനേതാക്കൾ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജോമോൻ പുത്തൻപുരയ്‍ക്കലിന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ഇസ്ലാമിനെക്കുറിച്ച ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍ മുസ്ലിംകള്‍ ബോംബ് സ്ഫോടനം നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ പുസ്തകം കാണുക ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത്, ഒരു മുസ്ലിം അനുകൂല രാഷ്ട്രീയ ലേബല്‍ എന്നു കരുതപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ പോലും ഇതില്‍ നിന്ന് വിമുക്തമല്ലെന്നാണ്. ഈ വാദം വിശദീകരിക്കുന്നതിന് ആന്‍ഡ്രൂ ഷ്റയേക്കും ഒരു സംഘം ഗവേഷകരും ചേര്‍ന്ന് പുറത്തിറക്കിയ പുസ്തകമാണ് Islamophobia Islamophiia: Beyond the Politics of Enemy and Friend (Indiana University Press, ജൃല, 2010). ഒരു രാഷ്ട്രീയ ലേബല്‍ എന്ന നിലയില്‍, ഇസ്ലാമോഫോബിയയുടെ ഉപയോഗമൂല്യത്തോടൊപ്പം തന്നെ അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കേസ് സ്റഡികളുടെ അടിസ്ഥാനത്തില്‍ പുസ്തകം വാദിക്കുന്നു. ഒമ്പത് കേസ് സ്റഡികള്‍ ഉണ്ട് പുസ്തകത്തില്‍. തോമസ് മസ്തനക്, മുസ്ത്വഫ ബയൌമി, ലാറദീബ്, മുഹമ്മദ് ഖാസിം സമാന്‍, പോള്‍ എ സില്‍വര്‍സ്റൈന്‍, നാമാഹ് പാലെവ്, എസ്റ ഒസ്റുക്, മുജാഹിദ് ബിന്‍ സാലീ ഹൊവെല്‍ എന്നിവരാണ് ലേഖകര്‍. ഇസ്ലാമോഫോബിയ എന്ന വാക്കിനെ രാഷ്ട്രീയപരമായി നേരിട്ടു സമീപിക്കുന്നതിനു പകരം കുറച്ചുകൂടി വിശാലമായ അധികാര ഘടനക്കുള്ളില്‍ ഈ വാക്കുണ്ടാക്കുന്ന പ്രതികരണങ്ങളെ വിലയിരുത്താനുള്ള അക്കാദമിക് യത്നമായി പുസ്തകത്തെ കാണാവുന്നതാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായി വിശദീകരിക്കുന്ന ഇസ്ലാമോഫോബിയ സെപ്റ്റംബര്‍ പതിനൊന്നോടുകൂടിയാണ് ആഗോള ഭരണനിര്‍വഹണത്തിന്റെ ഭാഗമാകുന്നത്. യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ ഒരു പ്രത്യേക ശൈലിയില്‍ ഇസ്ലാമോഫോബിയ എന്ന പ്രയോഗം സ്വീകരിക്കുന്നുണ്ട്. ഷറയോക്ക് പരിശോധിക്കുന്നത്, ഇസ്ലാമോഫോബിയ ഒരു ഭരണനിര്‍വഹണ അജണ്ട എന്ന നിലയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ്. അതുകൊണ്ടുതന്നെ തങ്ങളെ പറ്റി മറ്റുള്ളവരുടെ ഭാവനയിലുള്ള കാര്യങ്ങളെക്കുറിച്ച് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ട കാര്യം മുസ്ലിമിനില്ല. ഇസ്ലാമോഫോബിയ ഇസ്ലാമിനെ ഭയക്കുന്നവരുടെ ഒരു ഭാവന മാത്രമാണ്. ഇവിടെയാണ് ഭരണകൂട ഏജന്‍സികള്‍ ഇസ്ലാമിനെ നിര്‍വചിക്കുന്നതിലെ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മുസ്ലിംകളെ നന്മയുള്ള പൌരന്മാരായും സമുദായമായും വാര്‍ത്തെടുക്കുക എന്ന അജണ്ടയാണ് ഇങ്ങനെയുള്ള ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്. അതിലൂടെ ഒരു പ്രത്യേക തരത്തിലുള്ള മുസ്ലിമിനെ നിര്‍മിച്ചെടുക്കുന്നു. ‘നല്ല മുസ്ലിം’, ‘മുസ്ലിം സുഹൃത്ത്’ തുടങ്ങിയവയൊക്കെ ഇങ്ങനെ രൂപപ്പെട്ടുവരുന്നു. ഇതിലൂടെ ‘മോശം മുസ്ലിം’, ‘മുസ്ലിം ശത്രു’ തുടങ്ങിയവ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഇത് കുറച്ചുകൂടി വ്യക്തമാക്കാം. ഇസ്ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് മുസ്ലിംകളുടെ ജീവിതാനുഭവവുമായി വലിയ ബന്ധമൊന്നുമില്ല. ഭരണകൂട ഏജന്‍സികള്‍ സവിശേഷ സാംസ്കാരിക/മത/ വംശീയ പശ്ചാത്തലങ്ങളിലുള്ളതാണ്. ഈയര്‍ഥത്തില്‍ ഇസ്ലാമോഫോബിയ എന്ന ഭരണകൂട വ്യവഹാരം മുസ്ലിമിനെ നിര്‍വചിക്കുമ്പോള്‍ നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒരു വിഭജനം രൂപപ്പെടുന്നു. ഇത്തരം ചില നിര്‍വചനങ്ങളിലൂടെ ഒരു ഇസ്ലാമോഫീലിക്ക് (Islamophilic) വ്യവഹാരം രൂപപ്പെടുന്നു. അതിന് വമ്പിച്ച പൊതു സ്വീകാര്യത ലഭിക്കുന്നു. അതിന്റെ പ്രത്യേകതകള്‍ ഷിറയേക്ക് വിശദീകരിക്കുന്നു. ഒന്ന്, സൂഫിയായിരിക്കും (ജമാലുദ്ദീന്‍ റൂമിയുടെ വായനാ കൌതുകം ഓര്‍ക്കുക രണ്ട്, സമാധാനവാദിയായിരിക്കും (ജിഹാദിന്റെ അര്‍ഥം ആത്മസമരം എന്നു മാത്രമായിരിക്കും മൂന്ന്, സ്ത്രീകളെ നന്നായി നോക്കുന്നവനും ഏക പത്നിവ്രതം, അവരെ വീടിനു പുറത്ത് തൊഴില്‍ ചെയ്യാന്‍ പറഞ്ഞയക്കല്‍ തുടങ്ങിയ ‘ആധുനിക’ മൂല്യങ്ങള്‍ പുലര്‍ത്തുന്നയാളുമായിരിക്കും. മാത്രമല്ല, ഹിജാബ് സ്വന്തം നിലയില്‍ ‘തെരഞ്ഞെടുത്തതായിരിക്കണം.’ നാല്, ബഹുസ്വരവാദിയും മിതവാദി രാഷ്ട്രീയക്കാരനുമാവും. വിശിഷ്യാ ഇസ്രയേല്‍-അമേരിക്കന്‍ വിമര്‍ശനത്തെ വെറുക്കുന്നവനുമാവും. ആന്‍ഡ്രൂ ഷ്റയേക്ക് പറയുന്നത് ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. ഇസ്ലാമോഫോബിയയെ എതിര്‍ക്കുന്ന ഭരണകൂട ഏജന്‍സികള്‍ നിര്‍മിക്കുന്ന ‘നല്ല മുസ്ലിം’ ഒരു ഇസ്ലാമോഫീലിയയെയാണ് പ്രതികരണമായി കൊണ്ടുവരുന്നത്. ഇത്തരം ഇസ്ലാമോഫീലിക് വ്യവഹാരം ഇസ്ലാമോഫോബിയയെപ്പോലെ തന്നെ ഒരു ആനന്ദചിന്തയുടെ ഉല്‍പന്നം മാത്രമാണ്. ഇസ്ലാമോഫീലിയ/ഫോബിയ എന്ന ഭരണനിര്‍വഹണ പ്രക്രിയയുടെ അനന്തര ഫലം എന്നത് സ്നേഹിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു വസ്തു (object) എന്ന നിലയിലേക്ക് മുസ്ലിം മാറുന്നുവെന്നതാണ്. പുസ്തകത്തിലെ മറ്റൊരു പ്രധാന ലേഖനം മുസ്ത്വഫ ബയൌമിയുടേതാണ്. The God That Failed: The Neo-Orientalism of Today’s- Muslim Commentators എന്നാണ് തലക്കെട്ട്. പഴയ ഓറിയന്റലിസത്തില്‍നിന്ന് ലോകം പുതിയ ഓറിയന്റലിസത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ് മുസ്ത്വഫ ബയൌമി പറയുന്നത്. എഡ്വേര്‍ഡ് സെയ്ദ് ഒക്കെ വിമര്‍ശിച്ച പഴയ ഓറിയന്റലിസം വൈജ്ഞാനികമായി കിഴക്കിനെ നിര്‍വചിക്കുമ്പോള്‍ തന്നെ ഭൌതികമായി ഒരകലം സൂക്ഷിച്ചിരുന്നു. നമ്മള്‍/ അവര്‍ എന്ന ദ്വന്ദ്വം പഴയ ഓറിയന്റലിസത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍, ആഗോളീകരണം, കുടിയേറ്റം ഇവയുടെ സാഹചര്യത്തില്‍ വൈജ്ഞാനികവും ഭൌതികവുമായ അകലം ഇല്ലാതാവുകയും നമ്മള്‍/ അവര്‍ എന്ന വിഭജനം പുതിയ തരത്തില്‍ രൂപാന്തരപ്പെടുകയും ചെയ്യുന്നു. അയാന്‍ ഹിര്‍സി അലി, ഇര്‍ശാദ് മഞ്ചി, റെസ അസ്ലാന്‍ തുടങ്ങിയവരാണ് പുതിയ ഓറിയന്റലിസത്തിന്റെ വക്താക്കള്‍. ഇതില്‍ തന്നെ മഞ്ചിയും ഹിര്‍സി അലിയും പ്രകടമായും ഇസ്ലാമോഫോബിക്കുകളാണെന്ന് ബയൌമി വിലയിരുത്തുന്നു. എന്നാല്‍, ഇവരില്‍ തന്നെ ഇറാനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ റെസ അസ്ലന്‍ ഇസ്ലാമിനെ ‘സ്നേഹിച്ചും’ ‘അനുകൂലിച്ചും’ സംസാരിക്കുന്നയാളാണ്. No God but God: The Origin, Evolotion, and Future of Islam എന്ന പുസ്തകം ഇസ്ലാമോഫീലിയയുടെ സവിശേഷത പഠിക്കാന്‍ ഏറെ സഹായകമാവുമെന്നാണ് ബയൌമി പറയുന്നത്. റെസ അസ്ലന്റെ വിവരണത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ബയൌമി ഉന്നയിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തില്‍ ഉലമ/സൂഫി എന്ന ദ്വന്ദ്വം അസ്ലന്‍ തന്റെ വിവരണത്തിലൂടെ വികസിപ്പിക്കുന്നുവെന്ന് ബയൌമി പറയുന്നു. സൂഫിയെ എപ്പോഴും മിതവാദിയായും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തവനായും, ഉലമയെ സാധാരണ മുസ്ലിമിനെ വഴിതെറ്റിക്കുന്ന തീവ്രവാദി രാഷ്ട്രീയക്കാരനായും റെസ അസ്ലന്‍ ചിത്രീകരിക്കുന്നു. സൂഫിസം ‘സ്നേഹം’ ആണ്, അത് സംഘര്‍ഷത്തെ ‘ലഘൂകരിക്കുന്നു’ തുടങ്ങിയവയാണ് അസ്ലന്റെ വാചകമടികള്‍. ഇതിനെ ‘ന്യൂ ഏജ് പസാഫിസം’ എന്നാണ് ബയൌമി വിളിക്കുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി അസ്ലന്റെ സൂഫി മുസ്ലിമിനെ വായിക്കുന്ന ബയൌമി, സൂഫി ചരിത്രത്തില്‍ തന്നെ റെസ അസ്ലന്‍ അട്ടിമറികള്‍ നടത്തുന്നതായി ദര്‍ശിക്കുന്നു. സുഡാനിലെ മഹ്ദി പ്രസ്ഥാനത്തെയും അവര്‍ സൂഫികള്‍ എന്ന നിലയില്‍ നടത്തിയ സായുധ പ്രക്ഷോഭത്തെയും അസ്ലന്‍ സൌകര്യപൂര്‍വം മറയ്ക്കുന്നു. അള്‍ജീരിയയില്‍ ശാദിലിയ്യ ത്വരീഖത്തിന്റെ ഭാഗമായിരുന്ന അബ്ദു ഖാദിര്‍ ജസാഇരി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ സായുധ ജിഹാദിന് നേതൃത്വം നല്‍കിയിരുന്നു. ഇങ്ങനെയുള്ള സൂഫി അനുഭവങ്ങളെ നിരാകരിച്ച് പാശ്ചാത്യ മാതൃകയിലുള്ള ഒരു ‘സ്വകാര്യ മിസ്റ്റിക്’ അത്ഭുതമായി അസ്ലന്‍ സൂഫിസത്തെ അട്ടിമറിക്കുന്നു. ബയൌമി പറയുന്നത്, സൂഫി പ്രസ്ഥാനങ്ങള്‍ അവയുടെ മുന്‍ഗണനകളില്‍ ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെപ്പോലെ തന്നെ അതിസങ്കീര്‍ണമാണ് എന്നാണ്. ഇസ്ലാമോഫീലിക്/ ഫോബിക് വ്യവഹാരങ്ങളുടെ ഒരുപാട് പ്രത്യേകതകള്‍ മുസ്ലിംകളുടെ ജീവിതത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആവാം. ഇത്തരം സമീപനങ്ങള്‍ അനുഭവപരമായി ശരിയോ തെറ്റോ എന്നതിനപ്പുറം ഒരു ഭരണനിര്‍വഹണ പരിപാടി എന്ന നിലയില്‍ അത് വഹിക്കുന്ന രാഷ്ട്രീയ വിധികളുടെ ഭയാനകതയാണ്. നിരന്തരം നിരീക്ഷിക്കപ്പെടുന്ന, ചോദ്യം ചെയ്യപ്പെടുന്ന, ധാര്‍മിക വിധികളുടെ ഭാരം പേറുന്ന, സുരക്ഷിതത്വ പ്രശ്നമായി മാറുന്ന ഒരു സ്വത്വമായി മുസ്ലിം ഇതോടെ മാറുന്നുവെന്നാണ്. അവനെ വെറുക്കുക/ ഇഷ്ടപ്പെടുക എന്നീ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം ഒരു ജീവിതം മുസ്ലിമിനു നിഷേധിക്കപ്പെടുന്നു. മുസ്ലിംകള്‍ തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്ന നിര്‍വചനങ്ങളുടെയും മേല്‍ക്കോയ്മാ ഭാവനകളുടെയും ‘ഇരകള്‍’ മാത്രമല്ല. ഇതിനോടുള്ള പ്രതികരണങ്ങള്‍ വളരെ സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നുണ്ട്. അമേരിക്കയില്‍ ഏറെ പ്രചാരം നേടിയ ഒരു വിഭാഗമാണ് മുസ്ലിം കൊമേഡിയന്മാര്‍. ഇവരുടെ ഇടപെടലിനെക്കുറിച്ച് പഠിക്കുകയാണ് മുജാഹിദ് ബില്‍കി. മുസ്ലിംകള്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍, അതെത്ര തന്നെ അടിച്ചമര്‍ത്തുന്നതായാലും സാധിക്കുന്ന ‘അട്ടിമറി’കളാണ് ബില്‍കി കൊമേഡിയന്മാരെ പഠിക്കുന്നതിലൂടെ കാണിച്ചുതരുന്നത്. കോമഡി ഗ്രൂപ്പുകളുടെ പേരുകള്‍ തന്നെ ‘അല്ലാഹ് മെയ്ഡ് മി ഫണ്ണി’, ‘ആക്സിസ് ഓഫ് ഈവിള്‍’ തുടങ്ങിയവയാണ്. സെപ്റ്റംബര്‍ പതിനൊന്ന് നല്‍കിയ നെഗറ്റീവ് ജീവിതത്തിന്റെ ‘ആനുകൂല്യം’ പറ്റുന്ന മുസ്ലിംകളാണിവര്‍. മുസ്ലിംകളുടെ ദൈനംദിനാനുഭവങ്ങള്‍, മാധ്യമ വാര്‍പ്പുമാതൃകകള്‍, എയര്‍പോര്‍ട്ടനുഭവങ്ങള്‍, എഫ്.ബി.ഐ അന്വേഷണങ്ങള്‍ ഇവയൊക്കെ തന്നെയാണ് കോമഡികളായി മാറ്റുന്നത്. ഈജിപ്ഷ്യന്‍-അമേരിക്കന്‍ കൊമേഡിയനായ അഹ്മദ് അഹ്മദ് പറയുന്ന ഒരു കോമഡി ശ്രദ്ധിക്കൂ: “മിഡിലീസ്റില്‍നിന്ന് അഹ്മദ് അഹ്മദ് ഒരു അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടെന്നൊരു അനൌണ്‍സ്മെന്റ്. ‘സംശയകരമായ’ സാഹചര്യത്തില്‍ താടി വെച്ച ഒരു വ്യക്തി എയര്‍പോര്‍ട്ടില്‍ ചുറ്റിക്കറങ്ങുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. ചുറ്റുപാടും നോക്കിയ അഹ്മദ് ‘സംശയകരമായ’ സാഹചര്യത്തിലുള്ള ആ വ്യക്തിയെ കണ്ടു. ഒന്നു ഞെട്ടിയ അഹ്മദ് പറയുന്നു: “ഞാന്‍ കണ്ടത് എന്റെ തന്നെ കണ്ണാടി പ്രതിബിംബമായിരുന്നു.” ഇങ്ങനെയുള്ള നിരവധി കോമഡി വിവരണങ്ങള്‍ പഠിച്ചുകൊണ്ട്, അവ വിവേചനത്തെ കൈകാര്യം ചെയ്യുന്ന രീതികള്‍ പഠിക്കുകയാണ് ബില്‍കി. വിവേചനം ആയാലും കോമഡി ആയാലും അത് പതിവില്‍നിന്ന് വ്യത്യസ്തമാണ്. വിവേചനം അനുഭവിക്കുന്നത് ന്യൂനപക്ഷമായിരിക്കും, ഭൂരിപക്ഷമായിരിക്കില്ല. ഭൂരിപക്ഷം ഗൌരവമായി കാണുന്ന കാര്യങ്ങളെ കോമഡി വേറൊരു തരത്തില്‍ കാണുകയാണ്. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്. കോമഡിയും വിവേചനവും ഇങ്ങനെ ഒരു ‘ന്യൂനപക്ഷ’ അനുഭവമാണ്. ഭൂരിപക്ഷത്തിന് എപ്പോഴും ഒരൊറ്റ അനുഭവമേ കാണൂ. ന്യൂനപക്ഷം എല്ലായ്പ്പോഴും രണ്ട് അനുഭവങ്ങള്‍ ഉള്ളവരാണ്. ന്യൂനപക്ഷം ഒരേസമയം ഭൂരിപക്ഷത്തിന് സമാനമായി നില്‍ക്കാനും അതേസമയം തങ്ങളുടെ സവിശേഷമായ ലോക വീക്ഷണം ഉയര്‍ത്തിപ്പിടിക്കാനും ശ്രമിക്കുന്നവരാണ്. ഇങ്ങനെ ന്യൂനപക്ഷം വൈരുധ്യങ്ങള്‍ നിറഞ്ഞ ‘ഇരുബോധം’ (double conscions) പുലര്‍ത്തുന്നവരാണ്. മേലെ കൊടുത്ത കോമഡിയില്‍ ഇങ്ങനെയൊരു ഇരട്ടബോധം ഉള്ളതുകൊണ്ടാണ് അമേരിക്കന്‍ ഭൂരിപക്ഷ ലോക ബോധത്തില്‍നിന്ന് അനൌണ്‍സ്മെന്റ് കേട്ടയുടനെ ‘ഭീകരനെ’ തിരയാനും അതേസമയം ന്യൂനപക്ഷബോധത്തില്‍നിന്ന് ‘അത് ഞാന്‍ തന്നെ’ എന്ന് ഞെട്ടാനും സാധിക്കുന്നത്. ഇതുണ്ടാക്കുന്ന ചിരിയില്‍ തകര്‍ന്നുവീഴുന്നത് ഭൂരിപക്ഷ ലോകത്തിന്റെ കൃത്രിമ ഗൌരവങ്ങളാണ്. ഇവിടെയാണ് ‘ചിരി’ ശരിക്കും ‘പൊട്ടിത്തെറിക്കുന്നത്.’ എയര്‍പോര്‍ട്ടിലെ ചിരിയും പൊട്ടിത്തെറിയും മറ്റൊരു സന്ദര്‍ഭത്തെ കൂടി കാണിക്കുന്നു. 2004 മുതല്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ തമാശ പറയുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍ ദേശീയ പരമാധികാര ജീവിതത്തില്‍ വലിയ പ്രത്യേകതയുള്ള ഇടങ്ങളാണ്. അത് ദേശത്തിനുള്ളില്‍ തന്നെ നിര്‍മിക്കപ്പെട്ട അതിര്‍ത്തികളാണ്. അതുകൊണ്ട് ദേശീയപരമാധികാരത്തിന്റെ ഈ സവിശേഷ സ്ഥലത്ത് മുസ്ലിം കൊമേഡിയന്മാര്‍ ‘പൊട്ടിക്കുന്ന’ തമാശയാണെങ്കിലും ഉയരുന്നത് ചിരിയാണെങ്കിലും തകരുന്നത് ഭയത്തിന്റെ ഭൂരിപക്ഷ അതിര്‍ത്തികള്‍ ആണ്. ഇരുനൂറ്റി അമ്പത് പേജുള്ള പുസ്തകം സമകാലിക മുസ്ലിം ജീവിതത്തിന്റെ സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യുന്നു. മുസ്ലിമിനെ ‘നല്ലത്’, ‘മോശം’ എന്നിങ്ങനെ വര്‍ഗീകരിക്കുന്നതിലെ അധീശയുക്തിയെ പുസ്തകം നെടുകെ പിളര്‍ക്കുന്നുണ്ട്. ശത്രു/മിത്രം, നല്ലത്/മോശം തുടങ്ങിയ വിഭജനങ്ങളില്‍നിന്ന് മാറി നിരവധി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ/ മത സ്വത്വം ആയി മുസ്ലിമിനെ പുസ്തകം വായിച്ചെടുക്കുന്നു. അതിലേറെ പ്രധാനമായി പൊതുവെ ഒരു പ്രതിരോധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ‘ഇസ്ലാമോഫോബിയ’ എന്ന വാക്കിന്റെ, ഭരണനിര്‍വഹണപരമായ രൂപാന്തരീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്ന/ അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരു സൈദ്ധാന്തിക ഇടപെടലായി ഭാവി വായനാ ഭൂപടത്തില്‍ ഈ പുസ്തകം അടയാളപ്പെടുത്തപ്പെടുമെന്ന് കരുതാം. എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ചില ലേഖനങ്ങളില്‍‍; മറ്റുള്ളവരും വായിച്ചിരിക്കണമെന്നും അത് ചര്‍ച്ചചെയ്യപെടണമെന്നും കരുതുന്നവയില്‍ മികച്ചത് ഇവിടെ പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു. വായനയെ ഗൗരവതരമായി സമീപിക്കുന്നവര്‍ക്ക് ഈ ബ്ലോഗ് ഒരു സഹായി ആയിരിക്കും എന്ന പ്രതീ‍ക്ഷയോടെ 1921 (1) Communal Harmony (1) Kerala (1) Media (2) അബഹ (1) അഭിമുഖം (2) ആര്‍ ശ്രീധര്‍ (1) ഇസ്രായേല്‍ (1) എമ്മാര്‍ (1) കവര്‍ സ്റ്റോറി (4) കാരശ്ശേരി (2) കെ എന്‍ പണിക്കര്‍ (1) കേരളം (1) ഖദര്‍ പി (3) ചന്ദ്രിക (1) ചിന്ത (1) ചെറിയമുണ്ടം (2) ജൂതമതം (1) തീവ്രവാദം (13) ദ ഹിന്ദു (1) ദളിത് (3) ദേശാഭിമാനി (1) നവോത്ഥാനം (2) ന്യൂനപക്ഷം (15) പര്‍ദ്ധ (3) പാലസ്തീന്‍ (3) പി എം എ ഗഫൂര്‍ (2) പുനര്‍വായന (9) ഫാസിസം (10) ഫീഡ്ബാക്ക് (2) ഫോക്കസ് ജിദ്ദ (1) മംഗളം (1) മതേതരത്വം (11) മാത്ര്ഭൂമി (1) മാധ്യമം (3) മാപ്പിള ലഹള (1) യാത്രാവിവരണം (1) രാം പുനിയാനി (4) ലേഖനം (41) ല‍ൗജിഹാദ് (1) വര്‍ത്തമാനം (3) വിമര്‍ശനം (5) വീക്ഷണം (4) ശബാബ് (3) ശബ്നം ഹശ്മി (1) സയണിസം (2) സംവരണം (2) സംവാദം (3) സിവിക്ക് ചന്ദ്രന്‍ (1) സുല്‍ത്താന്‍ (1) സൌഹൃദം (1) സൗദി ആറേബ്യ (1) സ്വാതന്ത്ര്യസമരം (1) ഹമീദ് ചേന്ദമഗലൂര്‍ (1) ഹംസ ആലുങ്കല്‍ (1) നൈജീരിയയിൽ പ്ലാത്വവ സംസ്ഥാനത്തിൽ ഫുലാനി തീവ്രവാദികൾ രണ്ടു കൃഷിക്കാരായ ക്രൈസ്തവരെ ആക്രമിച്ചു കൊലപ്പെടുത്തി. തങ്ങളുടെ കൃഷിയിടങ്ങൾ പരിചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇറിഗ്വെ ഡെവലപ്‌മെന്റ് അസോസിയേഷന്റെ (ഐഡിഎ) നാഷണൽ പബ്ലിസിറ്റി സെക്രട്ടറി ഡേവിഡ്‌സൺ മാലിസൺ കൊലപാതകം സ്ഥിരീകരിച്ചു. “കൊല്ലപ്പെട്ടത് 32 വയസുള്ള ഡാനിയൽ ജെയിംസ്, 35 വയസുള്ള സാക്‌വേ ദേബ എന്നിവരാണ്. ദൗർഭാഗ്യകരമായ ഈ സംഭവവികാസത്തിൽ ഇവിടെയുള്ളവരെല്ലാം ദുഃഖിതരാണ്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും കൂടുതൽ സജീവമായ നടപടികൾ ആവശ്യമാണ്” – ഡേവിഡ്‌സൺ കൂട്ടിച്ചേർത്തു. ഫുലാനി ഒരു വംശീയവിഭാഗമാണ്. അവരിൽ ഭൂരിഭാഗം ആളുകളും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കുന്നു. എന്നിരുന്നാലും, ഫുലാനി മിലിറ്റന്റ്സ്, അവർ തീവ്ര ഇസ്ലാമികചിന്തയുള്ള ഫുലാനി വംശീയവിഭാഗത്തിലെ അംഗങ്ങളാണ്. ഈ തീവ്രവാദികൾ അവരുടെ കന്നുകാലി വ്യാപാരം ഉപയോഗിച്ച് രാജ്യത്തുടനീളം സഞ്ചരിക്കുന്നു, ക്രൈസ്തവ കർഷകരെ കൊല്ലുന്നു, ഗ്രാമങ്ങൾ നശിപ്പിക്കുന്നു, ഭൂമി കൈക്കലാക്കുന്നു. ആക്രമണം തടയാൻ നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയായി മാറുകയാണ് നൈജീരിയയിൽ. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. Cancel reply ഈശോയുടെ ജന്മനാട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ ഗാസ മുനമ്പിലെ 500 ക്രൈസ്തവര്‍ക്ക് അനുവാദം നൽകി ഇസ്രായേൽ ഫ്രഞ്ച് പ്രസിഡന്റുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി ജോസഫ് ചിന്തകൾ 354: ജോസഫ് – ദൈവചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ടു; നൂറിലധികം വീടുകൾ കത്തിച്ചു ഗാന്ധിജി മുതൽ ഫൂലൻദേവി വരെ: ലക്ഷ്മി പ്രിയയുടെ വായന; എഴുത്തിഷ്ടങ്ങളും ഗാന്ധിജി മുതൽ ഫൂലൻദേവി വരെ: ലക്ഷ്മി പ്രിയയുടെ വായന; എഴുത്തിഷ്ടങ്ങളും ‘കഥയും കഥാപാത്രങ്ങളും സാങ്കൽപികമല്ല’- ഒരു സിനിമയുടെ പേരു പോലെ തോന്നുന്നുണ്ടോ? ഈ പേര് ഒരു പുസ്തകത്തിന്റേതാണ്. സിനിമയും അഭിനയവും ജീവിതമാക്കിയ ലക്ഷ്മിപ്രിയയുടെ ഏറ്റവും പുതിയ പുസ്തകത്തിന് ഇതിലും മികച്ച എന്തു പേരാണ് നൽകുക? മത രാഷ്ട്രീയം ശക്തമാകുന്നു, ചിറകു വിരിക്കണം സ്വാതന്ത്ര്യം: കിളിക്കൂടിനെപ്പറ്റി സേതു രാഷ്ട്രീയത്തിലും സമകാലിക വാർത്തകളിലും നന്നായി ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ലക്ഷ്മി പ്രിയ. ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ‘കുലസ്ത്രീ’ എന്ന വാക്കിന്റെ കൺസെപ്റ്റിനെ രസകരമായ ഒരു ട്രോൾ ഭാഷയിൽ കൊണ്ടു വരാൻ കാരണമായ വ്യക്തി. ഓണാട്ടുകരയിലെ വീട്ടമ്മയെക്കുറിച്ചെഴുതിയ ലക്ഷ്മിയുടെ കുറിപ്പ് വെർച്വൽ ലോകത്ത് നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിച്ചു. എന്നാൽ അതുകൊണ്ടൊന്നും തളർന്നില്ലെന്നു മാത്രമല്ല, തന്റെ ഊർജം കൂടുകയായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. തുടർന്ന് എഴുത്ത് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി. അനുഭവങ്ങളും ജീവിതവും അക്ഷരങ്ങളായി. പുസ്തകമെന്ന ആഗ്രഹം സുഹൃത്തുക്കൾ ജ്വലിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളിൽനിന്ന് താൽക്കാലികമായി മാറിനിന്ന് പുസ്തകം പൂർത്തിയാക്കി. അതിനു പേരുമിട്ടു -‘ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല’ ‘കഥ എന്റേതു തന്നെയാണ്. കഥാപാത്രങ്ങൾ എനിക്കു ചുറ്റുമുള്ളവരും. സാങ്കൽപികമല്ല എന്ന വരിയിൽ എല്ലാമുണ്ട്. ഇതിലെ കഥയും കഥാപാത്രവും എന്റെ ജീവിതമാണ്. സാങ്കൽപികമായി ഒരു പേരു പോലുമില്ല. ചില സിനിമയും സീരിയലുമൊക്കെ തുടങ്ങുന്നതിനു മുൻപ് എഴുതിക്കാണിക്കുന്നതു കണ്ടിട്ടില്ലേ, ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കൽപികമാണ് എന്ന്. അതിൽ പറയുന്ന യാഥാർഥ്യങ്ങളുടെ ഉത്തരവാദിത്തം കയ്യേൽക്കാതെ ഒഴിയുന്നതാണത്. എന്നാൽ ഇങ്ങനെ ഒരു പേരിലൂടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കുകയാണ്. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും സ്നേഹത്തിനും അങ്ങനെ എല്ലാത്തിനും ഞാൻ മാത്രമാണ് ഉത്തരവാദി. രണ്ടര വയസ്സുമുതൽ ഇതുവരെയുള്ള എന്റെ ഓർമകളും അനുഭവങ്ങളും യാത്രകളുമൊക്കെയാണ് വിഷയം. എന്റെ ബാല്യം, കൗമാരം, യൗവനം അങ്ങനെ എല്ലാം. നഷ്ടബാല്യം, പ്രണയം, സ്വപ്നം എല്ലാം വിഷയങ്ങൾ ആണ്’ – പുസ്തകത്തെക്കുറിച്ച് ലക്ഷ്മി പ്രിയ പറയുന്നത് ഇങ്ങനെയാണ്. അഭിനയവും എഴുത്തും മാത്രമല്ല മികച്ച വായനയുമുണ്ട്. അതിന്റെ കരുത്തു തന്നെയാണ് എഴുത്തിനു പ്രേരണയെന്നും ലക്ഷ്മി പറയുന്നു. കയ്യിൽ കിട്ടുന്നതെന്തും വായിക്കാനാഗ്രഹിക്കുന്ന ലക്ഷ്മിയുടെ പ്രിയ വായനകൾ ഇതൊക്കെയാണ്: ‘പൊതുവേ ആത്മകഥകളും ജീവചരിത്രവും വായിക്കാനാണിഷ്ടം. ഗാന്ധിജിയുടെ പുസ്തകം മുതൽ ഫൂലൻ ദേവിയു‌ടെ പുസ്തകം വരെ ആ നിര നീണ്ടു കിടക്കുന്നു. അനുഭവങ്ങളാണ് ഒരു മനുഷ്യനെ പരുവപ്പെടുത്തുന്നത്. ആത്മകഥകൾ വായിക്കുമ്പോൾ നാം അറിഞ്ഞിട്ടില്ലാത്ത ഒരു കാലഘട്ടത്തിലൂടെ കടന്നു പോകും. ഗുപ്തൻ നായർ സാറിന്റെ ‘മനസാസ്മരാമി’യൊക്കെ എല്ലാവരും വായിച്ചിരിക്കണം. ‘ഞാൻ തസ്‌ക്കരൻ’ എന്ന കള്ളന്റെ ആത്മകഥയും വായിച്ചു. ഒരാളും ഒരു സുപ്രഭാതത്തിൽ വലിയ അഡ്രസിനൊന്നും ഉടമയാകുന്നില്ല. അനുഭവങ്ങളിലൂടെയുള്ള കടന്നുപോക്ക് അതി പ്രധാനമാണ്. മകളെ തൊട്ടാൽ ഭ്രഷ്ടാക്കപ്പെടുന്ന അമ്മയുടെ നോവ് പൊള്ളിച്ചു: രഞ്ജന കെ. ഇങ്ങനെയാണെങ്കിലും വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവുമിഷ്ടം രണ്ടാമൂഴമാണ്‌; ഇഷ്ട എഴുത്തുകാരൻ എംടി സാറും. ജീവിതത്തിൽ ഏറെ സ്വാധീനിച്ചതു രാമായണമാണ്. അടുത്തറിയുന്നവർക്കു മാത്രം അറിയുന്ന ഒരു ലക്ഷ്മി ഉണ്ട്. വളരെ സിംപിൾ ആയ ഒരാൾ. ഹൃദയം കൊണ്ടു മാത്രം ഇടപെടുന്ന ഒരാൾ. ആ ലക്ഷ്മിയുടെ പിറവിക്കു കാരണം രാമായണം തന്നെയാണ്. എഴുത്തിന്റെ അവസാന വാക്ക് എംടി സാർ തന്നെയാണ്. മാധവിക്കുട്ടിയും സാറ ടീച്ചറുമൊക്കെ (സാറാ ജോസഫ്) ഇഷ്ട എഴുത്തുകാർ തന്നെ. പുതിയ എഴുത്തുകാരിൽ ഏറെ ഇഷ്ടം സുഭാഷ് ചന്ദ്രനെയും’. രണ്ടാമൂഴം, മാറ്റാത്തി, മനുഷ്യന് ഒരു ആമുഖം, സമുദ്രശില എന്നിവയാണ് ലക്ഷ്മി പ്രിയയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ. എന്നാൽ വായന ജീവിതത്തെ എങ്ങനെയൊക്കെയാണു സ്വാധീനിക്കുക എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ പൊതുവേ ഇത്തിരി പ്രയാസമാണ്. പക്ഷേ പല പുസ്തകങ്ങൾക്കും ജീവിതത്തെ മാറ്റി മറിക്കാനുള്ള കഴിവുണ്ട്. ചില പുസ്തകങ്ങൾ നമ്മുടെ ജീവിതം തന്നെയാണല്ലോ എന്നോർത്ത് ചിലപ്പോൾ അമ്പരപ്പ് തോന്നിയേക്കാം. അത്തരത്തിൽ പുസ്തകങ്ങളെ ജീവിതമായി കാണുകയാണ് ലക്ഷ്മി. ‘ഒരുപാട് ഭാഗ്യക്കേടുകൾക്കു നടുവിലൂടെ കടന്നു പോയ ആളാണ് ഞാൻ. പുസ്തകങ്ങൾ വായിച്ചു വളരാൻ സാധിച്ചു എന്നതു മാത്രമാണ് ഭാഗ്യം. അച്ഛനമ്മമാരോടൊപ്പം വളരാത്തതിനാൽ ഒരുപാടു കുഴപ്പങ്ങൾ ഉള്ള ആളായിരുന്നു ഞാൻ. ഓരോ പുസ്തകവും പാഠപുസ്തകങ്ങൾ ആണ്. പുസ്തകങ്ങൾ പരുവപ്പെടുത്തി എടുത്ത വ്യക്തിത്വം ആണ് എന്റേത്. എല്ലാത്തിൽനിന്നും എനിക്കു വേണ്ടത് വേർതിരിച്ചെടുക്കുന്നു. മനുഷ്യരോട് എങ്ങനെ സംസാരിക്കണം, ഇടപഴകണം, എങ്ങനെ കൃഷി ചെയ്യാം, എങ്ങനെ മുഖംമൂടി ഇല്ലാതെ ജീവിക്കാം, യാത്രകൾ എങ്ങനെ ആസ്വദിക്കണം, എങ്ങനെ പ്രണയിക്കണം, എങ്ങനെ നല്ല ഭാര്യയാകാം എന്നു പോലും പഠിച്ചത് വായിച്ചറിഞ്ഞ പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആണ്. ചിലപ്പോൾ നിങ്ങൾക്കത് അവിശ്വസനീയമായി തോന്നാം. സത്യം അതുതന്നെയാണ്. വായന വലിയ ഒരു ശീലമാണ്. എപ്പോഴെങ്കിലും മാറ്റിവച്ചാൽ നിന്നു പോകുന്ന, തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുള്ള ശീലം. ഇടയ്ക്ക് ആ ശീലം എന്റെ കൈവിട്ടു പോയി. ഇപ്പോൾ പൂർവാധികം ശക്തമായി തിരിച്ചു പിടിച്ചു. കയ്യിൽ കിട്ടുന്നതെല്ലാം ഇപ്പോൾ ഞാൻ ആവേശത്തോടെ വായിക്കാറുണ്ട്’. തിരക്കുകൾക്കിടയിൽ വായിക്കാൻ ഭാഗ്യം ലഭിക്കുന്നവർ എത്രയോ കുറവാണ്. എല്ലാം ഒരു ശീലത്തിന്റെയും ആഗ്രഹത്തിന്റെയും ഭാഗമാണെന്നു പറയുമ്പോഴും ഉള്ളിലെവിടെയോ അക്ഷരങ്ങൾ കിടന്ന് വീർപ്പുമുട്ടിക്കുന്ന മനുഷ്യരുണ്ട്. വായിക്കാനായില്ലെങ്കിൽ ശൂന്യരായിപ്പോകുന്നവർ. അവരുടെ ഗണത്തിലേക്കാണ് അഭിനേതാവായ ലക്ഷ്മി പ്രിയയും കടന്നു വരുന്നത്. അതുകൊണ്ടുതന്നെ ഈ ആരോ തിരിച്ചുവിട്ടതുപോലെ ഉരുൾ വഴിമാറി സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം RashtraDeepika ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… എന്തൊരു സുന്ദരി അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍…. വ്യാജമദ്യം; ഇരിങ്ങാലക്കുടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി ആരോ തിരിച്ചുവിട്ടതുപോലെ ഉരുൾ വഴിമാറി…! സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം കാഞ്ഞിരപ്പള്ളി: ആ ഉരുൾ ഗതി മാറിയില്ലായിരുന്നെങ്കിൽ… ഇതു പറ‍യുന്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടക്കും.. ഊരയ്ക്കനാട് ഉണ്ടായ ഉരുൾപൊട്ടലിൽനിന്നു വെട്ടത്ത് ജോഷിയും കുടുംബവും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. മലമുകളിൽനിന്ന് ഉരുൾപൊട്ടിയെത്തിയ വെള്ളവും മരങ്ങളും പാറക്കഷണങ്ങളും ഇവരുടെ വീടിനു നേർക്കാണ് പാഞ്ഞെത്തിയത്. വീടിനു തൊട്ടു സമീപത്തെത്തിയപ്പോൾ ആരോ തിരിച്ചുവിട്ടതുപോലെ ദിശമാറി ഒഴുകുകയായിരുന്നു. സംഭവത്തെപ്പറ്റി പറയുമ്പോൾ ജോഷിയുടെ മുഖത്ത് ഇപ്പോഴും നടുക്കം. വീടു തകർന്നില്ലെങ്കിലും വീടിനു ചുറ്റുപാടും ചെളിയും മണ്ണും പാറയും അടിഞ്ഞു തരിപ്പണമായ സ്ഥിതിയാണ്. വീടിനും ഭാഗമായ കേടുപാടുകളുണ്ട്. ചെളിയും മണ്ണും നിറഞ്ഞ വീടുകൾ വൃത്തിയാക്കുന്ന ജോലികളിലാണ് വെള്ളം കയറിയ ഓരോ കുടുംബവ‌ും. സന്നദ്ധ പ്രവർത്തകരുടെ അടക്കം സഹായത്തോടെയാണ് വൃത്തിയാക്കൽ ജോലികൾ പുരോഗമിക്കുന്നത്. പാറത്തോട് പഞ്ചായത്തിൽ ഒന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 16, 17, 18, 19 വാർഡുകളിലാണ് പ്രളയത്തിൽ നാശനഷ്ടമുണ്ടായത്. ഇവിടങ്ങളിൽ റോഡുകളും ജല സംഭരണികളും അടക്കം നശിച്ചിട്ടുണ്ട്. പ്രളയത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ താമസിപ്പിക്കാൻ പഞ്ചായത്തിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. പാറത്തോട് പഞ്ചായത്തിലുണ്ടായ ഒന്നിലേറെ ഉരുൾപൊട്ടലുകളാണ് കാഞ്ഞിരപ്പള്ളിയടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറാൻ കാരണമായത്. പാറത്തോട് പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ആളപായമുണ്ടായില്ലെങ്കിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. പാറത്തോട് പഞ്ചായത്തിൽ ഊരയ്ക്കനാട് മാങ്ങാപ്പാറ, പഴുമല, വേങ്ങത്താനം മേഖലകളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്. താഴ്ന്ന പ്രദേശങ്ങളായ, ചിറ്റടി, ചോറ്റി, പാറത്തോട് ടൗൺ, ഇരുപത്താറാം മൈൽ, ആനക്കല്ല് എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഓരോ വീടുകളിലുമുണ്ടായത്. 360 ഒാളം വീടുകളിൽ വെള്ളം കയറിയതായാണ് പഞ്ചായത്തിന്‍റെ ഏകദേശ കണക്ക്. നാൽപ്പതോളം വീടുകൾ ഇവിടെ ഭാഗികമായി തകർന്നിട്ടുണ്ട്. ഏക്കറുകണക്കിനു കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഭര്‍തൃവീടുകളില്‍ പെണ്‍ജീവിതങ്ങള്‍ പിടയുമ്പോൾ സ്ത്രീധന നിരോധന നിയമത്തിൽ ശിക്ഷിക്കപ്പെട്ടവർ വട്ടപ്പൂജ്യം! നിയമഭേദഗതി അനിവാര്യം കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം; നിലത്തുകൂടി വലിച്ചിഴച്ചു; സംഭവത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ എന്തൊരു സുന്ദരി അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍…. മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്‍റെ പ്രതികരണം എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ലെന്ന്ഭാവന കാമുകിമാർക്കായി ഇൻസ്റ്റഗ്രാമിൽ ചൂണ്ടയിട്ടു കഞ്ചാവ്-മയക്കുമരുന്ന് മാഫിയ സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ… ഹോളിവുഡിൽ മാത്രമല്ല, ബോളിവുഡിലും കാര്യമായ ഷൂട്ടിംഗ് അപകടങ്ങൾ നടന്നിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്പോൾ എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുക സ്വഭാവികം. ഇത്തരത്തിൽ ബോളിവുഡിൽ അപകടത്തിൽപ്പെട്ട നിരവധി നടൻമാരും നടിമാരുമുണ്ട്.1982ലാണ് അമിതാഭ് ബച്ചനു പരിക്കേൽക്കുന്നത്. കൂലി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ബിഗ്ബിക്ക് പരിക്കേറ്റത്. സഹനടൻ പുനീത് ഇസ്‌സാറുമായിട്ടുള്ള പോരാട്ട രംഗമാണ് അന്നു ചിത്രീകരിച്ചത്. ഈ രംഗത്തിനിടെ പുനീതിന്‍റെ ഇടിയേറ്റ് അമിതാഭ് ബച്ചൻ വീണു ഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള റെയിൽവേ ട്രാക്കിൽ സംഭവിച്ചത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍… 1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് ഇതു തമാശയല്ല ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന് ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്ക് പരാഗ് അഗ്രവാള്‍ ട്വിറ്ററിന്‍റെ പുതിയ സി ഇ ഒ എലോൺ മസ്കിൻ്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ലൈസൻസ് ലഭിച്ചിട്ടില്ലെന്ന് ട്രായ് രവീന്ദ്ര ജഡേജയെ ഒന്നാമനാക്കിയത് ധോണി തന്നെ അഖിലേഷ് യാദവിനെതിരെ പോസ്റ്റിട്ട ഫേസ്ബുക് സി ഇ ഒ സക്കർബർഗിനെതിരെ യു പിയിൽ കേസ് വാക്‌സിൻ വിരുദ്ധ ക്രിസ്ത്യൻ പ്രചാരകൻ യുഎസിൽ കൊവിഡ് ബാധിച്ചു മരിച്ചു സിനിമാ നിർമ്മാണക്കമ്പനികളിൽ ആദായ നികുതി വകുപ്പിൻ്റെ പരിശോധന കോവിഡ് വ്യാപനം അതിരൂക്ഷം; ഒമാനില്‍ വീണ്ടും രാത്രികാല ലോക്ഡൗൺ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയത്.ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഉപയോഗം മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞാഴ്ച ലാന്‍സെറ്റില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ചൈനയില്‍ മരുന്ന് കഴിച്ച് ചിലര്‍ക്ക് രോഗം ഭേദമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു ഡൽഹി: തുടർച്ചയായി അഞ്ചാം ദിവസവും ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളിൽ തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 6,535 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു 1,45380 ആയി. 24 മണിക്കൂറിൽ 146 പേർ കൂടി മരിച്ചതോടെ മരണസംഖ്യ നാലായിരത്തി 167 ആയി. അതേസമയം, നാലാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക് ഡൗൺ നീട്ടണമോയെന്ന കേരളം അതീവ ജാഗ്രതയിൽ; കണ്ണൂരിൽ മരിച്ച കൊവിഡ് രോഗിയുടെ സംസ്കാരം ഇന്ന് കണ്ണൂർ:കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിയായ 61കാരി ആസിയയുടെ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഹൃദയസ്തംഭനമുണ്ടായാണ് ആസിയ മരിക്കുന്നത്. മരിച്ച ആസിയയുടെ ഭര്‍ത്താവ്, മക്കള്‍, ചെറുമകന്‍, മക്കളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് 49 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ ഇസ്രയേലില്‍ കുടുങ്ങിയ 85 മലയാളികള്‍ ഉള്‍പ്പടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും ന്യൂഡല്‍ഹി:കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഇസ്രയേലില്‍ രണ്ട് മാസത്തോളമായി കുടുങ്ങികിടക്കുന്ന ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും.ഇവര്‍ക്കു പുറമേ ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത നേപ്പാള്‍ സ്വദേശിനി പ്രഭ ബാസ്‌കോട്ട, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന അഞ്ച്‌ ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 121 പേരാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരില്‍ 85 പേര്‍ കേരളത്തിലേക്കുള്ളവരാണ്. തൊഴിലുടമകള്‍ പിരിച്ചുവിട്ട ഗാര്‍ഹിക തൊഴിലാളികളാണ് യാത്രാസംഘത്തിലെ ഭൂരിഭാഗവും.ഡല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു യുഎഇ:യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഷിബു, ബിനില്‍ എന്നിവരാണ് മരിച്ചത്. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയിലും, ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു ഷിബു. 31 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി അജ്മാനില്‍ ചികിത്സയിലായിരുന്നു ബിനില്‍.48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച അറസ്റ്റിലാകുന്നവരെയെല്ലാം ഇനി പൊലീസ് സ്റ്റേഷനിൽ എത്തിക്കേണ്ട; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പൊലീസ് മധാവി തിരുവനന്തപുരം:കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് അറസ്റ്റ് ചെയ്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് നിർദ്ദേശം. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും ചേര്‍ന്ന് മറ്റ് രോഗികള്‍ക്കൊപ്പം കൊവിഡ് രോഗികള്‍ക്ക് കിടക്കകളൊരുക്കരുത്; ഡല്‍ഹി സര്‍ക്കാരിന് മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍ ന്യൂഡല്‍ഹി:രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50 കിടക്കകളോ അതില്‍ കൂടുതലോ ഉള്ള ആശുപത്രികള്‍ കൊറോണ വൈറസ് രോഗികള്‍ക്ക് 20% സ്ഥലം നീക്കിവെക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാര്‍. മറ്റ് രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നവരുടെ കൂടെ കൊവിഡ് രോഗികള്‍ക്ക് കിടക്ക ഒരുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിന് സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.'മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. ഇറ്റലി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനപ്രതിനിധി യോഗം ചേരും തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും സംയുക്ത യോഗം ചേരും. അതതു ജില്ലാ കളക്ടറേറ്റുകളിൽ എംഎൽഎമാരും എംപിമാരും യോഗത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. വിഡിയോ കോൺഫറൻസിംഗിലൂടെയാകും ചർച്ച നടക്കുക. ഇത് കൂടാതെ കൊവിഡ് പ്രതിരോധത്തിനായി സർവകക്ഷി യോഗവും മുഖ്യമന്ത്രി നാളെ വിളിച്ചു ചേർത്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കുകയാണ് ഇതോടെ ലക്ഷ്യമാക്കുന്നത്. പരീക്ഷ നടക്കുന്ന സ്‌കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടിയെന്ന് ഡിജിപി തിരുവനന്തപുരം:ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ വരി വരിയായി പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; മദ്യ വില്‍പന ഈ ആഴ്ച ആരംഭിച്ചേക്കും മുത്തോലി: പുനസംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് മുത്തോലി മണ്ഡലം കമ്മിറ്റി ചുമതലയേറ്റു. യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് അല്‍ഫോന്‍സാ ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍… പിന്നണി ഗായകൻ ഹാരിബ് ഹുസൈൻ റേഡിയോ സുനോ സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി എന്നിർ ആയിരുന്നു വിധി കർത്താക്കൾ. നൂറുക്കണക്കിന് കാണികളെ സാക്ഷി നിർത്തി ആയിരുന്നു സെമി ഫൈനൽ വിജയികളെ പ്രഖ്യാപിച്ചത് .ഫൈനൽ മത്സരങ്ങൾ വിപുലമായ സ്റ്റേജ് ഷോയോടെ ജൂൺ അവസാനത്തോടെ അരങ്ങേറും. ഈ മാസം 30 മുതല്‍ ഡി യാത്രകളെ പ്രണയിക്കുന്നവരാണ് എല്ലാവരും. എന്നാൽ, യാത്രകൾ നടത്താൻ പലർക്കും സമയവും സാഹചര്യവും അനുകൂലമാകാറില്ല. ലോക്ക് ഡൗൺ കാലത്താണ് പലരും യാത്രകളൊക്കെ നഷ്‍ടമായതിന്റെ വിഷമം അനുഭവിച്ചത്. എല്ലാവരും വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ അമേരിക്കയിലെ ഒരു കുടുംബം വീടിനു പുറത്ത് മനോഹരമായൊരു അന്തരീക്ഷമുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഒരു പഴയ സ്‌കൂൾ ബസ് പുനരുദ്ധാരണം ചെയ്ത് മനോഹരമായ മൂന്നു ബെഡുള്ള ഒരു സഞ്ചരിക്കുന്ന വീടാക്കി മാറ്റി ഈ കുടുംബം. ലോക്ക് ഡൗൺ കാലത്താണ് എലിസബത്ത് സ്പൈക്കും ഭർത്താവ് സ്പൈക്കും അവരുടെ രണ്ട് കുട്ടികളും ഒരു ചെറിയ യാത്ര നടത്താൻ തീരുമാനിച്ചത്. പക്ഷേ, അവർ ഒരു സാധാരണ കാറോ വാനോ അല്ല യാത്രയ്ക്കായി എടുത്തത്. ഒരു പഴയ സ്‌കൂൾ ബസ് രൂപം മാറ്റിയാണ്. അവർ മൂന്ന് കിടക്കകളും മറ്റ് സൗകര്യങ്ങളും അടങ്ങുന്ന ഒരു മൊബൈൽ -ഹോമായി പഴയ സ്‌കൂൾ ബസ് മാറ്റി. 15,000 ഡോളർ ചെലവഴിച്ച് ആയിരുന്നു സ്‌കൂൾ ബസ് വീടാക്കിയത്. എലിസബത്തും സ്പൈക്കും 2020 ജൂണിൽ യാത്രയും ആരംഭിച്ചു. ചെറുപ്പം മുതൽ ഇങ്ങനൊരു സ്വപ്നം ഉണ്ടായിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം സ്‌കൂളുകൾ അടച്ചതും മറ്റു ജോലികൾ ചെയ്യാനുള്ള സാഹചര്യമില്ലാതാകുകയും ചെയ്തതോടെ അവർ ആ സ്വപ്നം സാക്ഷാത്ക്കരിക്കുകയായിരുന്നു. കുട്ടികൾക്കായി ഒരു ബങ്ക് ബെഡിനൊപ്പം ഒരു ക്വീൻ സൈസ് വലുപ്പമുള്ള ബെഡും ബസിൽ ഇവർ ഒരുക്കി. ബസിൽ ഒരു കുളിമുറി, ഒരു ഷവർ റൂം, ഒരു ചെറിയ അടുക്കള എന്നിവയും ഉണ്ട്. ബസ് തയ്യാറായതിനുശേഷം ഈ കുടുംബം 16 -ലധികം അമേരിക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു. യാത്രയ്ക്കിടയിൽ കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. [ 63 ] ഹാകവിയുടെ എല്ലാ കവിതകളും ഇപ്പറഞ്ഞ തരത്തിലുള്ളവയാണു് ഈ വക സംഗതികൾകൊണ്ടു തന്നെയായിരിക്കണം എഴുത്തച്ഛൻ കവികൾക്കു് എന്നെന്നേയ്ക്കും മാതൃകാഭൂതനും, മലയാള ഭാഷയുടെ പിതാവും ആയിത്തീർന്നതു്. മലയാളസാഹിത്യാരാമത്തിൽ സഞ്ചരിക്കുന്ന സഹൃദയന്മാർക്കു് അവിടെ കളകൂജനംചെയ്ത് അങ്ങുമിങ്ങും സ്വച്ഛന്ദം തത്തിപ്പാറിനടക്കുന്ന "രാമനുജപ്പൈങ്കിളി"യെ കാണാവുന്നതാണു്. പ്രകൃതിസുഭഗയും ആ മഹാഗുരുവിന്റെ സന്ദേശഹാരിണിയുമായ ഈ 'പൈങ്കിളിയുടെ ആഗമത്തെക്കുറിച്ചു നമുക്കിവിടെ അന്വേഷിക്കാം. "നവംനവം പ്രീതിരഹോ കരോതി" എന്നു മഹാകവി മാഘൻ പറഞ്ഞിട്ടുള്ളതു് എത്രയും ശരിയായിട്ടുള്ളതാണു്; ലോകത്തിന്നെപ്പോഴും പുതുമയിലാണഭിരുചി കാണുന്നതു്. ചർവ്വിതചർവ്വണം ചെയ്യുന്നതിൽ ആർക്കും അത്ര രസം തോന്നാറില്ല നിരണം പണിയ്ക്കന്മാ"രുടെ ആ പഴയ "കെട്ടുപാടൊ ചെറുശ്ശേരി"യുടെ ഇഴഞ്ഞമട്ടൊ ഉല്പതിഷ്ണുവായ എഴുത്തച്ഛന്നു് അത്ര രസിച്ചിട്ടില്ലായിരിയ്ക്കണം. അതുകൊണ്ടു് [ 64 ] അദ്ദേഹം മലയാളഭാഷയ്ക്കത്രയും അനുയോജ്യമായ "കിളിപ്പാട്ടെ"ന്ന ഒരു പുതിയ പ്രസ്ഥാനം സൃഷ്ടിച്ചു് ആ വഴിയ്ക്കു തന്റെ കവിതാകമിനിയെ മഹാജനസമക്ഷം അവതരിപ്പിപ്പാൻ തുനിഞ്ഞതാണെന്നനുമാനിയ്ക്കുന്നതിൽ യുക്തിഭംഗമുണ്ടാവാൻ വഴി ഇല്ലെന്നു തോന്നുന്നു. പല മഹാന്മാരുടേയും ജീവചരിത്രം പരിശോധിയ്ക്കുന്നതായാൽ അന്ധമായ അനുകരണഭ്രമത്തിൽ നിന്നല്ല അവർക്കു വിജയമുണ്ടായിട്ടുള്ളതെന്നും, ഓരോരുത്തക്കം പ്രകൃതിദത്തമായുള്ള പ്രത്യേകതയ്ക്കനുസരിച്ചു സ്വതന്ത്രപ്രസ്ഥാനങ്ങളിൽ ഏർപ്പെട്ടു പ്രവർത്തിയ്ക്കുന്നതിലാണു് അവരുടെ വിജയം പ്രതിഷ്ഠാപിതമായിട്ടുള്ളതെന്നും തെളിയുന്നതാണു്. മഹാന്മാർ പരിതസ്ഥിതികളെ പർയ്യവേക്ഷണംചെയ്തു തദനുസൃതമായ രീതിയിൽ പ്രവർത്തിപ്പാൻ പ്രാപ്തിയുള്ളവരാകാൽ അനാശാസ്യമായ ഗതാനുഗതികത്വത്തിൽ ഭ്രമിയ്ക്കാതെ നവംനവങ്ങളായ പ്രസ്ഥാനങ്ങളിൽക്കൂടി പ്രവർത്തിച്ചു വിജയം നേടുന്നതിൽ അത്ഭുതപ്പെടുവാനില്ല. തങ്ങളുടെ സ്വന്തം കാലിന്മേൽ നില്ക്കുവാൻ കെൽപ്പില്ലാത്തവർക്കാണല്ലൊ മിയ്ക്കപ്പോഴും അന്യനെ അനുഗമിയ്ക്കേണ്ടിവരുന്നതു് "എഴുത്തച്ഛ"നെപ്പോലെത്തന്നെ "നിരണത്തു പണിയ്ക്കന്മാർ ചെറുശ്ശേരിനമ്പൂതിരി കൽക്കത്തു കുഞ്ചൻനമ്പിയാർ" എന്നീ മഹാന്മാരുടെ കവിതകൾ പരിശോധിയ്ക്കയാണെങ്കിൽ സ്വതന്ത്രമാ[ 65 ] ർഗ്ഗങ്ങൾ വെട്ടിത്തെളിയിക്കുന്നതിലും, പുതുമയിലുള്ള പൊതുജനപ്രീതിയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിലും അവർക്കുള്ള അന്യാദൃശമായ സാമർത്ഥ്യവും അഭിരുചിയും ധാരാളം വെളിപ്പെടുന്നതാണ്. തന്റെ കവിതയെ ഒരു കിളിയുൾടേതാണെന്നു പറഞ്ഞു താൻ ഒരു തിരശ്ശീലക്കുള്ളിൽ മറഞ്ഞു നിൽക്കുന്നതാണല്ലോ 'എഴുത്തച്ഛൻ' കിളിപ്പാട്ടുകളിൽ സ്വീകരിപ്പാട്ടുകളിൽ സ്വീകരിച്ചിട്ടുള്ള ഒരു സമ്പ്രദായം. ഇതങ്ങനേതന്നെ അദ്ദേഹം ആദ്യമായിക്കണ്ടുപിടിച്ച് ഏർപ്പെടുത്തിയ ഒരു പന്ഥാവായിക്കൊള്ളണമെന്നില്ല. സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളൊ തമിഴിലെ ചില പാട്ടുകളൊ അദ്ദേഹത്തിന്നിതിൽ മാർഗ്ഗപ്രദർശനം ചെയ്തിട്ടുണ്ടാവാം. ഇങ്ങിനേതന്നെ കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങളെങ്കിലും എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നിരിക്കണം; അതല്ലാതെ അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിന്നു തിനിഞ്ഞപ്പോഴക്കും അതിന്നുവേണ്ട സകലസാമഗ്രികളും അദ്ദേഹത്തിന്റെ മുമ്പിലങ്ങോട്ടു വന്നു നിരന്നു നിന്നുവെന്നു പറയുന്നതു സാഹിത്യചരിത്രത്തിലുള്ള ദയനീയമായ അജ്ഞതയെയത്രെ വെളിപ്പെടുത്തുന്നത് ദ്രാവിഡഭാഷകളുടെ സ്വന്തംവകയായി അനേകം വൃത്തങ്ങളുണ്ട്; അവയിൽ ചില വൃത്തങ്ങൾ ആർയ്യന്മാർ സംസ്കൃതത്തിലേക്കെടുത്തിട്ടുകൂടിയുണ്ട്. മലയാളത്തിലെ പഴയ പാട്ടുകൾ പരിശോധിച്ചാൽ, കിളിപ്പാട്ടുവൃത്തങ്ങളുടെ പൂർവ്വരൂപങ്ങൾ കാണ്മാൻ കഴിയുന്നതാണ്. നോക്കുക  66 ] ഇതിൽ രാമചരിതത്തിൽ നിന്നുദ്ധരിച്ച ഭാഗവും എഴുത്തച്ഛൻ പലേടത്തും ഉപയോഗിച്ചിട്ടുള്ള "മണികാഞ്ചി"വൃത്തവും തമ്മിൽ തട്ടിച്ചുനോക്കിയാൽ രാമചരിതത്തിലെ ആ വൃത്തത്തിന്റെ ഒരു പരിണാമം മാത്രമാണു് "മണികാഞ്ചി"യെന്നു ബോദ്ധ്യപ്പെടും. ഇങ്ങിനെതന്നെ എഴുത്തച്ഛന്റെ കാലത്തു സുപ്രസിദ്ധമായ "കേക"യായിത്തീരുന്നതു "രാമചരിത"ത്തിലും "രാമകഥാപ്പാട്ടി"ലും കാണുന്ന ചില വൃത്തങ്ങളാണു് നോക്കുക:- കിളിപ്പാട്ടിലെ പല വൃത്തങ്ങളുടേയും ആഗമം പഴയ പാട്ടുകൾ സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ കണ്ടുപിടിപ്പാൻ പ്രയാസമില്ല. ചിലത് അല്പാല്പം ഭേദഗതി ചെയ്തു സ്വീകരിച്ചവയും മറ്റു ചിലത് അങ്ങിനേതന്നെ എടുത്തവയുമായിരിയ്ക്കും. എഴുത്തച്ഛന്നു തമിഴുസാഹിത്യത്തോടുള്ള ഇടപഴക്കവും വൃത്തസ്വീകരണത്തിൽ അദ്ദേഹത്തെ ഒട്ടേറെ സഹായിച്ചിരിക്കണം പൈങ്കിളിക്കണ്ണി പരാപരക്കണ്ണി" മുതലായ വൃത്തങ്ങൾക്കനുസരിച്ചു് അദ്ദേഹം വൃത്തബന്ധം ചെയ്തിട്ടുണ്ടെന്നുള്ളത് പ്രസിദ്ധവുമാണല്ലൊ  68 ] ഇനി അദ്ദേഹം താലോലിയ്ക്കുന്ന "പൈങ്കിളി" ഏതാണെന്നാണു് ഇവിടെ ആലോചിപ്പാനുള്ളതു്. കവി കഥ പറവാൻ ഒരു കിളിയേ വിളിയ്ക്കുന്നതെന്തിനു? അദ്ദേഹത്തിന്നു് ഈ കൂട്ടുകാരിയുടെ ആവശ്യമെന്തു്? എന്നൊക്കെ തുഞ്ചന്റെ കവിത വായിക്കുന്നവർക്കെല്ലാം ജിഞ്ജാസയുണ്ടാകുന്നതു സ്വാഭാവികമാണു്. പക്ഷെ ഇതിന്നൊരു ശരിയായ ഉത്തരം കൊടുപ്പാൻ ഇതേവരെയുണ്ടായിട്ടുള്ള നമ്മുടെ സാഹിത്യചരിത്രകാരന്മാർക്കാർക്കും തന്നെ കഴിഞ്ഞിട്ടില്ല. കിട്ടിയേടത്തോളമുള്ള തെളിവുകളേയും, അഭിപ്രായങ്ങളേയും പരിശോധിച്ചു് അവയിൽ അവനവന്റെ യുക്തിയ്ക്കും അഭിപ്രായത്തിനും അടുപ്പമുള്ളവയോടു യോജിയ്ക്കയെന്നതല്ലാതെ കാര്യത്തിന്റെ സൂക്ഷ്മാവസ്ഥ ഏതുവിധമെന്നു തീർച്ചപ്പെടുത്തുവാൻ ചരിത്രകാരന്മാർക്കു ഗത്യന്തരവുമില്ലല്ലൊ. "പൈങ്കിളി"യുടെ ആഗമത്തെപ്പറ്റി പണ്ഡിതന്മാരിൽ പലരും പല വിധത്തിലുള്ള അഭിപ്രായങ്ങളാണു പുറപ്പെടീച്ചുകാണുന്നതു്. ഇവയുടെ സാധുത്വാസാധുത്വങ്ങളെക്കുറിച്ചു നമുക്കും കുറഞ്ഞൊന്നു പര്യാലോചിയ്ക്കാം:- (൧) സരസ്വതീദേവിയുടെ കയ്യിൽ ഒരു തത്തയുണ്ടല്ലൊ. അതിനെ ഉദ്ദേശിച്ചാണു കവി പലപ്പോഴും കഥ പറയേണ്ട സമയത്തു പൈങ്കിളിയെ വിളിയ്ക്കുന്നതു്. സരസ്വതീദേവിയുടെ കിളിയാണു കവിത പാടുന്നതെന്നു വരുമ്പോൾ വായനക്കാർ ആ കവിതയ്ക്കുള്ള ദോഷമൊന്നും കാണുകയില്ല. ഈ ഉദ്ദേശ്യത്തോടുകൂടി [ 69 ] കവി സരസ്വതിയുടെ കയ്യിലുള്ള ശുകത്തെ വിളിയ്ക്കുന്നതാണെന്നാണു് ഒരുപക്ഷമുള്ളതു്. പുരാണേതിഹാസങ്ങൾ വിവർത്തനം ചെയ്വാൻ തനിയ്ക്കധികാരമില്ലെന്നു് എഴുത്തച്ഛന്നു വിശ്വാസമുണ്ടായിരുന്നുവെന്നും, അതിന്റെ പരിഹാരമാർഗ്ഗമായി അദ്ദേഹം സരസ്വതീഹസ്തസ്ഥിതയായ പൈങ്കിളിയെ പിടികൂടിയതാണെന്നുമുള്ള മറ്റൊരു പക്ഷവുമുണ്ടു്. ഈ അഭിപ്രായങ്ങളുടെ പ്രാബല്യത്തെക്കുറിച്ചു വളരെ സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. വിനീതാഗ്രഗണ്യനും, പരമഭക്തനുമായ എഴുത്തച്ഛൻ തന്റെ വായനക്കാർ മുഴുവൻ "കവിത തന്റേതല്ലെന്നും അതൊരു പൈങ്കിളിയുടേതാണെ"ന്നും ധരിയ്ക്കത്തക്കവണ്ണം അത്രയും ജഡബുദ്ധികളാണെന്നു ധരിച്ചുവെന്നു ഒരിയ്ക്കലും ഊഹിപ്പാൻ വയ്യ. തത്താദൃശമായ ഒരൗദ്ധത്യമോ, അവഹേളനബുദ്ധിയോ അദ്ദേഹത്തിന്നുണ്ടെന്നു ആ പരിശുദ്ധസാഹിത്യത്തോടിടപഴകീട്ടുള്ളവർക്കാർക്കും തന്നെ മനസ്സിലാക്കുവാൻ സാധിയ്ക്കയുമില്ല. അതുകൊണ്ടു മുൻപറഞ്ഞ രണ്ടഭിപ്രായങ്ങളും സ്വീകാര്യ്യകോടിയിൽ ഗണിയ്ക്കപ്പെടേണ്ടവയാണെന്നു തോന്നുന്നില്ല. വാഗ്ദേഗതയായ സരസ്വതിയുടെ കയ്യിലെ തത്തയാണതെന്ന ഗൌരവം അദ്ദേഹത്തെ പ്രലോഭിപ്പിച്ചിട്ടുണ്ടെന്നു പറവാനും വയ്യ. എന്നാൽ ഇഷ്ടദേവതകളെ സ്തുതിയ്ക്കുന്നതിൽ യാതൊരു കയ്യും കണക്കുമില്ലാത്ത എഴുത്തച്ഛൻ പൈങ്കിളിയെ താലോലിയ്ക്കുന്ന ഒരു ഘട്ടത്തിലെങ്കിലും ആ സംഗതി വെളി[ 70 ] പ്പെടുത്തേണ്ടതായിരുന്നു. അങ്ങിനത്തെ പ്രകരണങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ വളരെ സുലഭങ്ങളായിട്ടുകൂടി, സരസ്വതിയുടെ കയ്യിലെ ശുകമാണതെന്നു് അദ്ദേഹം സൂചിപ്പിയ്ക്കപോലും ചെയ്തിട്ടില്ല. അതുകൊണ്ടു് അദ്ദേഹം പിടിച്ച കിളി സരസ്വതിയുടേതല്ല; തീർച്ചതെന്നെ. (൨) എഴുത്തച്ഛനു ഭഗവാൻ ശുകരൂപത്തിൽ പ്രത്യക്ഷമായിട്ടാണു് ജ്ഞാനോപദേശം ചെയ്തിട്ടുള്ളതെന്നും, ആ വാസ്തവത്തേ കാണിപ്പാനായോ, അഥവാ അതിനെ അനുസ്മരിച്ചോ അദ്ദേഹം ശുകത്തെക്കൊണ്ടുതന്നെ ജ്ഞാനോപദേശങ്ങൾ ചെയ്യിയ്ക്കുന്നുവെന്നുമാണു് വേറൊരഭിപ്രായമുള്ളതു്. ഈ ഐതിഹ്യം കേവലം ശരിയല്ലെന്നു പറഞ്ഞു തള്ളാവുന്നതാണെന്നു തോന്നുന്നില്ല. കാരണം നമുക്കതിനു പ്രതികൂലങ്ങളായ തെളിവുകളൊന്നും കിട്ടാത്തതുതന്നെ. (൩)അറം തൊട്ടുള്ള കവിതാദോഷങ്ങൾ കവിയെ ബാധിയ്ക്കാതിരിപ്പാനാണു് ഒരു കിളിയെപ്പിടിച്ച് നടുക്കിടുന്നതെന്നാണു് പിന്നെയൊരു പക്ഷമുള്ളതു്. കവികൾക്കു് 'അറം' വരുന്നുവെന്നുള്ളതിൽ യുക്തിഭംഗമൊന്നും കാണുന്നില്ല വിധിയ്ക്കു വാഗ്ദേവിയധീന'യാണെന്ന കാര്യ്യം സാധാരണക്കാരുടെ സംഗതികളിൽത്തന്നെ വളരെ ശരിയായിക്കാണുന്ന സ്ഥിതിയ്ക്കു്, വശ്യവാക്കുകളും സാത്വികബുദ്ധികളുമായ മഹാകവികളെസ്സംബന്ധിച്ചേടത്തോളം ഇതുവളരെ അർത്ഥവത്താകുമെന്നതിന്നു യാതൊരു സംശയവുമില്ല  71 ] പക്ഷെ അതിന്റെ പരിഹാരമാർഗ്ഗത്തെപ്പറ്റി പറയുന്ന യുക്തിയാണു് വിശ്വസിപ്പാൻ വയ്യാതിരിയ്ക്കുന്നതു് അറം' കവിയെ ബാധിയ്ക്കയില്ലെങ്കിൽ പിന്നെ ബാധിയ്ക്കേണ്ടതു കിളിയെയാണല്ലൊ. തന്റെ പ്രവൃത്തിയുടെ ഫലം ന്യായമായി താൻ തന്നെയനുഭവിയ്ക്കേണ്ടതായിരിയ്ക്കെ, അതൊരു പാവപ്പെട്ട പൈങ്കിളിയുടെ തലയിൽ ചുമത്തുവാൻ പരമഭക്തനും പരിപാവനചരിതനുമായ എഴുത്തച്ഛൻ വിചാരിച്ചുവെന്നു കരുതുന്നതുതന്നെ നാം അദ്ദേഹത്തിന്റെനേരെ ചെയ്യുന്ന വലിയൊരപരാധമായി വേണം വിചാരിപ്പാൻ. തത്താദൃശമായ ഒരു ഭീരുത്വമൊ ദൌഷ്ട്യമോ പസ്തുതമഹാകവിയ്ക്കുണ്ടായിരുന്നുവെന്നുവിചാരിപ്പാനൊരുവിധത്തിലും നിർവ്വാഹമില്ല. എഴുത്തച്ഛന്റെ പൈങ്കിളി കേവലം ഭാവനാസൃഷ്ടമായ ഒന്നാണെന്നും അതിന്റെ സ്വീകരണം 'അറ'ത്തിന്റെ പരിഹാരമാർഗ്ഗമായിത്തീരുമെന്നും വരികയാണെങ്കിൽ പിന്നെ ഈ വിഷയത്തിൽ ആർക്കും വാദത്തിന്നു വഴിയുമില്ല. (൪) തമിഴിലെ 'പൈങ്കിളിക്കണ്ണി പരാപരക്കണ്ണി' എന്നീ വൃത്തങ്ങൾക്കനുസരിച്ചാണു് എഴുത്തച്ഛൻ കിളിപ്പാട്ടുവൃത്തങ്ങൾ നിർമ്മിച്ചതെന്നും, തന്മൂലം അദ്ദേഹത്തിന്റെ കവിതകൾ 'കിളിപ്പാട്ടു'കളായതാണെന്നും ചിലർക്കു് അഭിപ്രായമുണ്ട്. ഈ അഭിപ്രായത്തിന്നു വലിയ യുക്തിയുള്ളതായീത്തോന്നുന്നില്ല; അദ്ദേഹം പൈങ്കിളിയെ വിളിയ്ക്കുന്ന രീതിയും, അതിനോടു പഞ്ചസാര, പാൽ പഴം മുതലായതു വന്നു ഭക്ഷിപ്പാൻ [ 72 ] ക്ഷണിയ്ക്കുന്ന സമ്പ്രദായവും മറ്റും ഈ പക്ഷത്തെ അനുകൂലിയ്ക്കുന്നതു ദുസ്സാധമാക്കിത്തീർക്കുന്നു. (൫) പുരാണകഥനം ചെയ്യുവാൻ സാധാരണയായി 'ശുക'ബ്രഹ്മർഷിയാണല്ലൊ. പരമതത്വജ്ഞാനിയും ജീവന്മുക്തനുമായ അദ്ദേഹത്തിന്നു പൌരാണികന്മാരുടെ ഇടയിൽ ഒരു വലിയ സ്ഥാനമാണുള്ളതു്. അതുകൊണ്ടു അദ്ദേഹത്തിന്റെ പ്രതിനിധിയായി കഥപറവാൻ ഒരു ശുകത്തിനേത്തന്നെ സ്വീകരിച്ചുവെന്നുള്ള ഒരഭിപ്രായവുമുണ്ടു്. ഈ അഭിപ്രായം കുറെ ശിഥിലമാണെന്നുതന്നെ വേണം പറവാൻ ശുകം'എന്ന ആ രണ്ടക്ഷരത്തിലെ സാമ്യം ശുകബ്രഹ്മർഷിയുടെ സ്ഥാനത്തേയ്ക്ക് ഒരു ശുകപക്ഷിയെ പിടികൂടുവാൻ പ്രേരിപ്പിച്ചു എന്നു പറയുന്നതിൽ യാതൊരു യുക്തിയും തോന്നുന്നില്ല. വാസ്തവത്തിൽ കഥ പറയുന്നതു് എഴുത്തച്ഛനും, വക്താവായി വേറൊരു ജീവിയെ കല്പിയ്ക്ക മാത്രവുമാണല്ലൊ ചെയ്യുന്നതു്. അതുകൊണ്ടു സാക്ഷാൽ ബ്രഹ്മർഷിയെത്തന്നെ ഇവിടെ കിട്ടിയേ കഴിയുവെന്നില്ലെന്നു വരുന്നു. ആ സ്ഥിതിയ്ക്കു് ശുകനെത്തന്നെ കഥ പറയുന്ന ആളാക്കുന്നതിൽ ഈ ഭക്തകവിയ്ക്കു വിരോധമുണ്ടാവാൻ അവകാശവുമില്ല. അങ്ങിനെ ചെയ്യുന്നതിൽ കുറെ യുക്തിയുണ്ടുതാനും. ഇനി അതിന്നു വിരോധമുണ്ടെങ്കിൽ അദ്ദേഹത്തിന്നു ശുകമഹർഷിയുടെ അനന്തരാവകാശികളായ ഏതെങ്കിലും ബ്രഹ്മർഷികളെ പിടികൂടാമായിരുന്നു. അതൊന്നും ചെയ്യാതെ സഹൃദയാഗ്രേസരനും [ 73 ] ധ്വന്യദ്ധ്വനീനനുമായ മഹാകവി ശുക' ശബ്ദത്തിൽ ഭ്രമിച്ചു ബ്രഹ്മർഷിയ്ക്കു പകരം ഒരു പൈങ്കിളിയേയാണു പിടികൂടിയതെന്നു പറയുന്നതു വലിയ സാഹസമെന്നേ പറയേണ്ടു. (൬) തന്റെ ഗാനങ്ങളുടെ മാധുര്യ്യം സൂചിപ്പിക്കുന്നതിന്നും, അതിൽ തനിയ്ക്കുള്ള അസാമർത്ഥ്യത്തെ ഗോപനം ചെയ്യുന്നതിന്നുമാണു് അദ്ദേഹം തന്റെ കവിതയെ കിളിപ്പാട്ടായിസ്സംഭാവനം ചെയ്യുന്നതെന്നാണു പിന്നെയൊരു പക്ഷമുള്ളതു്. എഴുത്തച്ഛനെ സംബന്ധിച്ചേടത്തോളം ഈ അഭിപ്രായങ്ങൾ കേവലം നിരർത്ഥങ്ങളാണു്. തന്റെ ഗാനങ്ങൾ അത്രയ്ക്കുമാത്രം രസനിർഷ്യന്ദികളാണെന്നദ്ദേഹത്തിന്നഭിപ്രായമുണ്ടായിരുന്നുവെന്നോ, കിളിയുടെ പാട്ടാണെന്നു സംഭാവനം ചെയ്യുന്നതുകൊണ്ടുമാത്രം അതിന്റെ കർത്തൃത്വവും തന്മൂലമുണ്ടാകുന്ന ഗുണദോഷങ്ങളും തനിയ്ക്കു ബാധകമാകയില്ലെന്നദ്ദേഹം വിചാരിച്ചിരിയ്ക്കുമെന്നോ ഊഹിപ്പാൻ അശേഷവും യുക്തി കാണുന്നില്ല. (൭ കഥ പറയുന്ന രീതിയിലുള്ള കാവ്യങ്ങളിൽ (Narrative poetry) പ്രായേണ കവികൾ തങ്ങളുടെ ആത്മാംശത്തെ വായനക്കാരുടെ ശ്രദ്ധയിൽനിന്നു കഴിയുന്നതും ദൂരെ നിർത്തുന്നതു സ്പൃഹണീയം തന്നെ അവിശ്വാസശക്തിയുടെ താൽക്കാലികനിവൃത്തി'യ്ക്കു് (Temporary Suspension of the faculty of disbelief) ഇതു സഹായമായിത്തീരുന്നതു പ്രത്യേകിച്ചും പുരാ[ 74 ] ണേതിഹാസകഥാകഥനത്തിലാണു്. ഈ ഉദ്ദേശ്യത്തോടുകൂടി അനുഭവസ്ഥന്മാരായ വല്ലവരേകൊണ്ടുമൊ, അകൃത്രിമസ്വഭാവികളെക്കൊണ്ടുമൊ കഥകൾ പറയിയ്ക്കുന്നതു എല്ലാ സാഹിത്യത്തിലും എല്ലാകാലത്തും ഉള്ള ഒരു കൌശലമാണു്. വേതാളങ്ങളും സാലഭഞ്ജികകളും ശുകങ്ങൾതന്നേയും കഥകൾ പറയുന്ന അനേകം ഗ്രന്ഥങ്ങൾ തമിഴും സംസ്കൃതവും നല്ലവണ്ണം അറിവുണ്ടായിരുന്ന എഴുത്തച്ഛന്നു തന്നെ പരിചയമുണ്ടായിരുന്നുവെന്നുള്ളതിന്നു സംശയമില്ല. നന്ദനം മുതലായ ദിയ്ക്കുകളിലും ദിവ്യലോകങ്ങളിലും മറ്റും യഥേഷ്ടം സഞ്ചരിച്ചു് അനേകം സംഗതികൾ ഗ്രഹിച്ചിരുന്ന ഒരു ഉത്തമപത്രിയായ ശുകത്തെക്കൊണ്ടു് കഥകൾ പറയിച്ചതിന്റെ ഏകദേശം ഇതായിരിയ്ക്കും." ഇതാണു പിന്നെയുള്ള ഒരു പുതിയ സിദ്ധാന്തം. പുതിയ ഒരു മട്ടിൽ പറഞ്ഞുവെന്നല്ലാതെ ഇതിന്നു ഒന്നാമതായിച്ചേർത്ത അഭിപ്രായത്തിൽനിന്നു് ഒരു വ്യത്യാസവുമുണ്ടെന്നു തോന്നുന്നില്ല. ആ സിദ്ധാന്തത്തിന്റെ ദൌർബ്ബല്യത്തെ അവിടെ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിയ്ക്കേണ്ട ആവശ്യവുമില്ലല്ലൊ. കാര്യ്യം ഇങ്ങിനെയാണെങ്കിൽ കൂടി തന്റെ ആത്മാംശം മറയ്ക്കുന്നതിന്നു് എഴുത്തച്ഛനു ഒരു പൈങ്കിളിയെത്തന്നെ പിടികൂടിയേ കഴിയുവെന്നുണ്ടൊ? എന്ന ചോദ്യത്തിന്നു മറുവടിയും ഈ സിദ്ധാന്തകാരൻ പറഞ്ഞുകാണുന്നില്ല. പൈങ്കിളിയുടെ ആഗമത്തേക്കുറിച്ചു് എത്രയധി[ 75 ] കം അഭിപ്രായവ്യത്യാസമുണ്ടായിരുന്നാലും അതിന്റെ കളാലാപമാധുർ‌യ്യത്തെപ്പറ്റി ആർക്കും തന്നെ ഭിന്നാഭിപ്രായമുള്ളതായിക്കാണുന്നില്ല. എത്രമാത്രം അനർഗ്ഘമായ അക്ഷയനിക്ഷേപങ്ങളാണു് ഈ പൈങ്കിളിമൂലം കൈരളീദേവിയ്ക്കു കരസ്ഥമായിട്ടുള്ളതു്! രാമാനുജപ്പൈങ്കിളി പഞ്ചമരാഗത്തിൽ പാടീട്ടുള്ള പാട്ടുകളാണു് ഇന്നും കേരളാന്തരീക്ഷത്തിൽ മാറ്റൊലിക്കൊള്ളുന്നതു് അതിന്റെ ദിവ്യമംഗളദ്ധ്വനിയത്രെ ഇന്നും ഓരോ കേരളീയഗൃഹത്തേയും പരിശുദ്ധമാക്കുന്നതു്! ആ നാദശ്രവണത്തിൽ ആരുടെ കരളും അലിഞ്ഞുപോകുന്നു ആരുടെ ശിരസ്സും നമ്രമാകുന്നു!! തുഞ്ചത്താചാര്യ്യരുടെ കാലം കഴിഞ്ഞിട്ട് ഏതാണ്ടു മുന്നൂറു കൊല്ലത്തോളമായി. അതിൽപ്പിന്നെ മലയാളഭാഷയ്ക്കു ഗണ്യമായ പല മാറ്റങ്ങളും വന്നിട്ടുണ്ടു്; കേരളത്തിൽ പലമഹാകവികളും ഉണ്ടായിട്ടുമുണ്ടു് ലോകാതിഗമായ ബുദ്ധിശക്തികൊണ്ടും, അതിരറ്റ പാണ്ഡിത്യത്താലും, ബഹുജനപ്രശംസയ്ക്കു പാത്രീഭൂതന്മാരായ ഏതാനും വാഗ്ജാലികന്മാർ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. അവ്യാഹതമായ വാസനാബലം കൊണ്ടും അശ്രാന്തമായ പരിശ്രമത്താലും സഹൃദയന്മാരുടെ സ്നേഹഭാജനങ്ങളായിത്തീർന്ന മഹാകവികളും ഇവിടെ ദുർല്ലഭമല്ല; അഗാധമായ ആലോചനയാലും അതിദീപ്രമായ വാസനനിമിത്തവും പ്രപഞ്ചതത്വങ്ങളെ കമനീയകണ്ഠത്തോടുകൂടി എടുത്തുപാടുവാൻ സാധിച്ച ദിവ്യവാക്കുകളും ഉണ്ടായിട്ടില്ലെന്നില്ല. എന്നാൽ ലോകഗുരുവായ എഴുത്തച്ഛന്റെ പൈങ്കിളിയെ അനുകരിച്ചു പാടുന്നതിതിന്നു മറ്റൊരു കമനീയകണ്ഠവും ഇതുവരേക്കും ഉണ്ടായിട്ടില്ലെന്നുള്ളതു തീർച്ചതന്നെ അത്രക്കും മഹനീയമായ ഒന്നാണ് ആ ആർഷസംഗീതം!! ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:34, 24 മേയ് 2012. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്� സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ല� ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ജിദ്ദ ഒമിക്രോണ്‍ വകഭേദം ക കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി അബുദബി കൊവിഡ് പ്രതിരോധിക� യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോ� ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര� കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാര� ഖത്തറില്‍ ഉല്‍പന്നങ്ങളില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍ പാടില്ല ദോഹ മതവിരുദ്ധ ലോഗോയും ചിഹ� മാതാവിന് ഉംറ വിസ നല്‍കാമെന്ന് പറഞ്ഞ് വന്‍തുക കൈപ്പറ്റി പണം തിരികെ ചോദിച്ച യുവാവിന്‍റെ മൃതദേഹം മരുഭൂമിയില്‍ കുഴിച്ചു മൂടി ഷാര്‍ജ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നതിനായി ഉംറ വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി രണ്ട് ഏഷ്യന്‍ യുവാക്കള്‍ മറ്റൊരു യുവാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി. മൂന്നാമനായ യുവാവിന്‍റെ മാതാവിന് ഹജ്ജ് അനുഷ്ടിക്കുന്നതിനായി ഉമ്ര വിസ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി യുവാവില്‍ നിന്ന് വലിയൊരു തുക പണവും കൈപ്പറ്റി. ഇതിനു ശേഷം രണ്ട് ഏഷ്യന്‍ യുവാക്കള്‍ ചേര്‍ന്ന് ചതിയില്‍പ്പെടുത്തിയ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദ്ദേഹം മരുഭൂമിയില്‍ കുഴിച്ചിടുകയും ചെയ്തു. 2016-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഷ്യന്‍ യുവാക്കള്‍ മൂന്നാമനായ യുവാവിന്‍റെ അമ്മയ്ക്ക് ഉംറ തീര്‍ത്ഥാടനത്തിനുള്ള വിസ നല്‍കാമെന്നേല്‍ക്കുകയും ഇതിനായി യുവാവില്‍ നിന്ന് വന്‍തുക കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഏഷ്യന്‍ യുവാക്കളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിസ ശരിയായി എന്നാണ് അറിയിച്ചത്. എന്നാല്‍ യുവാവ് തന്‍റെ മാതാവിനേയും കൊണ്ട് വിമാനത്താവളത്തിലെത്തിയപ്പോള്‍ അധികൃതര്‍ ഇവരെ തടഞ്ഞുവെക്കുകയും. യുവാവിന്‍റെ മാതാവിന്‍റെ പേരില്‍ വിസ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതില്‍ ക്ഷുഭിതനായ യുവാവ് യുവാക്കളെ തേടി ചെല്ലുകയും അവിടെ വാക്ക് തര്‍ക്കം നടക്കുകയും ചെയ്തു. ഒടുവില്‍ ഏഷ്യന്‍ യുവാക്കള്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൃതദേഹം ഷാര്‍ജയിലെ സ്യൂഹ് പ്രദേശത്തെ മരുഭൂമിയില്‍ കുഴിച്ചിട്ടു. ഇതിനിടെ യുവാവിന്‍റെ വീട്ടുകാര്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. കാണാതായ യുവാവിനെ അന്വേഷിക്കുന്നതിനിടെ അറബ് പൗരന്‍ മരുഭൂമിയില്‍ മൃതദേഹം കണ്ടതായി പൊലീസില്‍ അറിയിച്ചു. ഇതേ തുടര്‍ന്നുള്ള അന്വേഷണം ഒടുവില്‍ ഏഷ്യന്‍ യുവാക്കളില്‍ എത്തുകയായിരുന്നു. യുഎഇ-യില്‍ വരും ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യത ഒമാനിലെ മേകുനു ചുഴലിക്കാറ്റ് കാണാതായ തലശ്ശേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ 27 ആണ് മരിച്ചത് അല്?? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്രവിശ്യകളില്‍ കാഴ്ച മറയ്ക്കും വിധം മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക് കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നല്‍കി കോവിഡ് കേസുകള്‍ താഴോട്ട് കഴിഞ്ഞ 20 ദിവ?? ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ ലഭിച്ചത് റെക്കോഡ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നി? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്� സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ല� ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ജിദ്ദ ഒമിക്രോണ്‍ വകഭേദം ക കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി അബുദബി കൊവിഡ് പ്രതിരോധിക� യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോ� ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര� കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാര� ഖത്തറില്‍ ഉല്‍പന്നങ്ങളില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍ പാടില്ല ദോഹ മതവിരുദ്ധ ലോഗോയും ചിഹ� ഷാര്‍ജയില്‍ സ്കൂളില്‍ തീയിട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. സ്കൂളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് തവണ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തീയിട്ടിരുന്നു. കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുടെ തീവെപ്പ്. പോലീസിനെ കൂടാതെ വിദ്യാഭ്യാസ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ആദ്യത്തെ തീപിടുത്തം ആകസ്മികമെന്നാണ് ധരിച്ചിരുന്നതെന്ന് ഷാര്‍ജ എജ്യൂക്കേഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ സയീദ് അല്‍ കാബി പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ തീപിടുത്തമുണ്ടായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സംശയമുണ്ടായത്. തീവെപ്പിനെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിശ്രമ മുറിയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. ഇത് പ്രാര്‍ത്ഥനാ മുറിയിലേയ്ക്കും വ്യാപിച്ചിരുന്നു. ഇറാന്‍ ആണവായുധം നിര്‍മ്മിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും: മുന്നറിയിപ്പുമായി സൗദ്യ അറേബ്യ സ്ലീപിംഗ് പോഡ് ലോഞ്ചുമായി ദുബായ് മാള്‍ സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ 27 ആണ് മരിച്ചത് അല്?? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്രവിശ്യകളില്‍ കാഴ്ച മറയ്ക്കും വിധം മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക് കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നല്‍കി കോവിഡ് കേസുകള്‍ താഴോട്ട് കഴിഞ്ഞ 20 ദിവ?? ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ ലഭിച്ചത് റെക്കോഡ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നി? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന AD 52 അപ്പോസ്തലനായ തോമാശ്ളീഹാ മലങ്കരയിൽ സ്ഥാപിച്ചതും സാർവ്വലൗകികവും സത്യവിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടതും സുവിശേഷ തത്വങ്ങളിൽ അടിയുറച്ചതും എക്‌മെനിക്കൽ ദർശനമുള്ളതും പൗരസ്ത്യ രീതിയിൽ ആരാധിച്ചു വരുന്നതും എപ്പിസ്‌ക്കോപ്പൽ വ്യവസ്ഥയിലുള്ളതും നവീകരിക്കപ്പെട്ടതുമായ സഭയാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭ. നമ്മുടെ സഭയുടെ സ്വാതന്ത്രസ്വഭാവവും അതിന്റെ ആരാധനാക്രമത്തിൽ പ്രകടമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലുടെ സഞ്ചരിച്ചുകൊണ്ടിരുന്ന മലങ്കര മാർത്തോമ്മാ സുറിയാനിസഭയുടെ ഒരു പ്രധാന ഇടവകയായി കുണ്ടറ ശാലോം മാർത്തോമ്മാ ഇടവക കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വിശ്വാസത്തിന്റെ പരിമളം പരത്തിക്കൊണ്ട് കുണ്ടറ പ്രദേശത്തു പരിലസിക്കുന്നു. 1011 ചിങ്ങം 21 (1835 ആഗസ്റ്- ൽ അബ്രഹാം മൽപ്പാനും പന്ത്രണ്ടു പട്ടക്കാരും ചേർന്ന് റസിഡന്റിനു നവീകരണം സംബന്ധിച്ച് ഒരു നിവേദനം സമർപ്പിച്ചു. അതിനെ നവീകരണ പോർക്കളത്തിലെ കാഹളം എന്നറിയപ്പെടുന്നു. മലങ്കര സഭയിലെ നവീകരണ പ്രസ്ഥാനം വളരെയേറെ പ്രതിബന്ധങ്ങളെ നേരിട്ട് സഭയിൽ പ്രാചിനമായി നിലനിന്നിരുന്ന ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വാസത്തിലും മാറ്റം വരുത്തി ഒരു നവീകരണ സഭയായി രൂപം കൊണ്ടു. മാർത്തോമ്മാ ശ്ലിഹായാൽ കൊല്ലം കുറകെണിയിൽ സ്ഥാപിച്ച കടൽറിപ്പോയതിനുശേഷം അതിന്റെ കുരിശുപള്ളിയായി പിൽ്കാലത്ത്‌ സ്ഥാപിക്കപെട്ടതാണ് കുണ്ടറ വലിയപള്ളി. കുണ്ടറ വലിയപള്ളിയിലും സഭ നവീകരണത്തിന്റെ അലയടികൾ ആഞ്ഞടിക്കുകയും കുണ്ടറ പള്ളിയിലെ ഒരു വിഭാഗം ക്രിസ്ത്യാനികൾ നവീകരണ ആശയം ഉൾകൊള്ളുന്ന സഭാവിശ്വാസികളായിത്തീരുകയും ചെയ്തു. അങ്ങാടിയിൽ മത്തായി കത്തനാർ, മേലേതിൽ കോശി തോമ കത്തനാർ, പള്ളിയാംതടത്തിൽ ലൂക്കോസ് കത്തനാർ എന്നിവർ നേതൃത്വം നൽകി നവീകരണാശയകരുടെ എണ്ണം വർദ്ധിപ്പിക്കുകയും ഇതു ഇടവകക്കാരെ തുല്യശക്തികളായ രണ്ടു ചേരികളാക്കിത്തീർക്കുകയും ചെയ്തു. 1903 ൽ നവീകരണ വിഭാഗവുമായി വലിയപള്ളിയിൽ ഒരു ധാരണയാവുകയും ഒന്നിടവിട്ട ഞായറാഴ്ചകളിൽ ആരാധനാ നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. 1904 ജനുവരിയിൽ കാശ്ശിശാപട്ടം ലഭിച്ച കുണ്ടറ വടകനാഴികത് ദിവ്യശ്രീ ഫിലിപ്പോസ് കശീശ്ശാ കുണ്ടറയിലെ നവീകരണ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തേകി. ഇപ്പോൾ ദേവാലയം നിൽക്കുന്ന സ്ഥലത്ത് പിന്നീട് ഒരു താത്കാലിക കെട്ടിടം പണിയുകയും 1909 മെയ് 6 ന് തീത്തൂസ് ദ്വ്യതിയൻ മാർത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി അത് പള്ളിയായി പ്രതിഷ്ഠിച്ച് കുണ്ടറ ശാലോം മാർത്തോമ്മാ പള്ളിയെന്ന് നാമകരണം ചെയുകയും ചെയ്തു. എന്നാൽ 1912 – ൽ കുണ്ടറ ശാലോം പള്ളി പക്ഷവും വലിയപള്ളി പക്ഷവും വിശ്വാസത്തിന്റെയും അവകാശത്തിന്റെയും പേരിൽ തർക്കം ഉണ്ടാവുകയും ഒരു സിവിൽ കേസ് ഫയൽ ചെയുകയും ചെയ്തു. പിന്നീട് 1913 ൽ ഇരുവിഭാഗത്തിലെയും നേതാക്കൾ തമ്മിൽ ഒരു ധാരണയിലെത്തുകയും വലിയ പള്ളിയിൽനിന്നും 800 ബ്രിട്ടീഷ് രൂപ കൈപറ്റിക്കൊണ്ട് കേസ് ഒത്തുതീർപ്പാകുകയും ചെയ്തു. താത്കാലിക പള്ളിയുടെ സ്ഥാനത്ത് വിശ്വാസസമൂഹത്തിന്റെ സാമ്പത്തികവും ശാരീരികവുമായ അദ്ധ്വാനം മൂലവും പ്രാര്ഥനാനിർഭരവുമായ സഹകരണം മൂലവും ഒരു പുതിയ പള്ളി താമസംവിനാ പണികഴിപ്പിക്കുന്നതിനു സാധിച്ചു. 1968 – 69 കാലഘട്ടത്തിൽ ഈ പള്ളിയുടെ നവീകരണം നടന്നു. അതിൽ പ്രധാനമായത് പള്ളിയുടെ മുഖപ്പിൻറെ രൂപവും ഉയരവും മാറ്റുക എന്നതായിരുന്നു. പുതുക്കിയ പള്ളിയിൽ സ്ഥലപരിമിതി ഉണ്ടായ കാരണത്താൽ 1983 – 85 കാലഘട്ടത്തിൽ രണ്ടു വശത്തേക്കും വർപ്പോടുകൂടിയ വിപുലീകരണം നടത്തുകയുണ്ടായി. കാലഘട്ടത്തിന്റെ ആവിശ്യം പരിഗണിച്ഛ് പള്ളിയുടെ പുനർനിർമാണം നടത്തുന്നതിന് തീരുമാനിക്കുകയും 2012 ഏപ്രിൽ 22 ന് പുതിയ പള്ളിയുടെ തറക്കല്ലിട്ട് 2014 മാർച്ച് 1 ന് നവീകരിച് ഇപ്പോഴത്തെ മനോഹരമായ ദേവാലയത്തിന്റെ കൂദാശകർമ്മം അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നടത്തുകയുണ്ടായി. ഇപ്പോൾ കുണ്ടറ ശാലോം മാർത്തോമ്മാ ഇടവകയിൽ 890 ഭവനങ്ങളും നാലായിരത്തോളം അംഗങ്ങളുമാണുള്ളത് പ്രൗഢിയിലും പ്രതാപത്തിലും പ്രവർത്തനങ്ങളിലും സഭയിൽ മുൻനിരയിലാണ് ഈ ഇടവകയുടെ സ്ഥാനം കുണ്ടറ ശാലോം മാർത്തോമ്മാ ഇടവക രൂപം കൊണ്ടതിനുശേഷം സഭയുടെ വൈദിക നേതിർനിരയിലേക്കും ആത്മീയ നേതിർനിരയിലേക്കും ധാരാളം മഹത്‌വ്യക്തിത്വ്ങ്ങളെ ഇടവകയ്ക്ക് സംഭാവന ചെയുവാൻ കഴിഞ്ഞിട്ടുണ്ട്. ദിവ്യശ്രീ. ഫിലിപ്പോസ് കശീശ്ശാ, റവ. ഡോ വി വി അലക്സാണ്ടർ, റവ ബിജു ജെ എബ്രഹാം, റവ ബിജു ജി, റവ രഞ്ജു ഫിലിപ്പ്, റവ അരുൺ ജോൺ എന്നിവർ അവരിൽ ചിലർ മാത്രമാണ്. ക്രൈസ്തവരുടെ ആത്മീയ ജീവിതാഭിവ്യദ്ധിയും ക്രിസ്തേതരുടെ ഇടയിലെ സുവിശേഷ വേലയും വിദ്യാഭ്യാസ പ്രവർത്തനവും ലക്ഷ്യമാക്കി 1910 ഒക്ടോബർ 17 തീയതി കുണ്ടറ മാർത്തോമ്മാ സുവിശേഷ പ്രചാരണ സംഘം എന്ന പേരിൽ ഒരു സംഘടനാ രൂപം കൊണ്ടു ഈ സംഘത്തിൻറെ സുവിശേഷവേലയുടെ തീയതി ഭലമായി ക്രിസ്‌തീതരായ ധാരാളം ജീവിതങ്ങളെ ക്രിസ്‌തീയ വിശ്വാസത്തിലേക്കു കൊണ്ടുവരാനും സ്നാനപെടുത്തി കൃസ്തുമതങ്ങങ്ങളായി ചേർക്കുന്നതിനും കഴിഞ്ഞു. സംഘത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ വിദ്യാഭാസവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യമാക്കി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു ഹൈസ്കൂളും അഞ്ചു എൽ പി സ്കൂളുകളും ആരംഭിക്കുന്നതിനും കഴിഞ്ഞു. ഇപ്പോൾ സ്കൂളുകളുടെ ഉടമസ്ഥവകാശവും മാനേജ്മെന്റ്റും സുവിശേഷ സംഘത്തിൽനിന്നും വിടർത്തി ശാലേം ഇടവകയ്ക്ക് മാത്രമാക്കിരിക്കുന്നു. ഇടവക വികാരി മാനേജരും മൂന്ന് വർഷത്തിലൊരിക്കൽ ഇടവകയിൽനിന്നും തെരഞ്ഞെടുക്കുന്ന 8 പേർ ഉൾപ്പെട്ട സ്കൂൾ ബോർഡിൻറെയും ചുമതലയിൽ സ്കൂളുകളുടെ ഭരണം നടത്തിവരുന്നു. എല്ലാ വർഷവും തുലാം ഒന്ന് സംഘദിനമായി ആചരിക്കുന്നു. പള്ളിയോട് ചേർന്നുള്ള പാഴ്സ്നെജിൻെറ ഒന്നാംനില സഭയുടെ ചുമതലയിൽ കുണ്ടറ അരമനയായി പ്രവർത്തിക്കുന്നു. കുണ്ടറ ശാലേം മാർത്തോമ്മാ ഇടവകയിൽ നിന്നും രൂപീകൃതമായ ഇടവകകളാണ് കുണ്ടറ ബഥേൽ ഇടവക, കരിപ്പുറം ക്രിസ്തോസ് മാർത്തോമ്മാ ഇടവക, അമ്പലത്തുംകാല ഹോരേബ് മാർത്തോമ്മാ ഇടവക. ഇടവകയുടെ സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്ധ്രാപ്രദേശിൽ നിന്യയാൽ മിഷൻ ഫീൽഡിൽ നക്കൽ ദിന ഗ്രാമത്തിൽ ബഥേൽ മാർത്തോമ്മാ പള്ളി എന്ന പേരിൽ ഒരു ദേവാലയം പണിതു നൽകുകയും ഇടവകയുടെ പ്രവർത്തനത്തിലും അവിടുത്തെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ആരോഗ്യ പ്രവർത്തനങ്ങളിലും അവശിയിൽമായ സഹായം നൽകി വരുന്നു. സഭയുടെ സ്ഥാപനങ്ങളായ സൺഡേസ്കൂൾ, യുവജനസഖ്യം, സേവികാസംഘം, ഇടവകമ്മിഷൻ, ഗായകസംഗം എന്നിവ വളരെ സജീവമായി പ്രവർത്തിക്കുന്നു. സഭയുടെ ക്രിസ്തിയ വിദ്യാഭ്യാസ പ്രസ്ഥനമായ സൺഡേസ്കൂൾ സൗവകാരിയാർത്ഥം ഇടവകയുടെ അഞ്ചുഭാഗങ്ങളിൽ അഞ്ച സുന്ദസ്കൂളുകളായി കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ശാലേം ബോയ്സ്, ശാലേം ഗേൾസ്, ആംഭിപൊയ്ക, മുക്കുട, മുളവാന എന്നിവയാണ് അഞ്ചു സൺഡേസ്കൂളുകൾ. 1967 ൽ ഭുവനദാന പ്രസ്ഥാനം ആരംഭിച്ചതിനെതുടർന്ന് കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക നാളിതുവരെ 12 വീടുകൾ നിർമിച്ചു നല്കിട്ടുണ്ട്. ഇപ്രകാരം കഴിഞ്ഞ ഒരു നുറ്റാണ്ടിലധികമായി കുണ്ടറ ദേശം സമീപ പ്രദേശങ്ങളും ആത്മീയ സമൂഹ സാംസ്‌കാരിക രംഗങ്ങളിൽ അനേകർക്ക് അത്താണിയായി, അശരണർക്ക് ആശ്വാസമായി ആത്മീയ തേജസിന്റെ കിരണങ്ങൾ പ്രസരിപ്പിച്ചുകൊണ്ട് പരിലസിക്കുന്ന കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക വരുംതലമുറകൾക് ഒരു മാതൃക സ്ഥാപനമായി നുറ്റാണ്ടുകളോളം ശോഭിക്കട്ടെ എന്ന് സർവശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരിയുമായി റിലയന്‍സ്, 1257 രൂപയ്ക്ക് ഓഹരി സ്വന്തമാക്കാം ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ള ഓഹരിയുടമകള്‍ക്ക് ഒരു ഓഹരി എന്ന നിലയിലാണ് ലഭിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പനയാകുമിത്. മാത്രമല്ല, 28 വര്‍ഷത്തിന് ശേഷം റിലയന്‍സ് ആദ്യമായാണ് പൊതു നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കുന്നത്. അവകാശ ഓഹരി വില്‍പ്പനയിലൂടെ പണം ലഭിക്കുമ്പോള്‍ റിലയന്‍സിന്റെ കടത്തിന്റെ മൂന്നിലൊന്ന് കുറയും. 2021 മാര്‍ച്ചില്‍ കടമില്ലാത്ത കമ്പനിയായി മാറുക എന്നതാണ് റിലയന്‍സിന്റെ ലക്ഷ്യം. ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗം കമ്പനിയായ ജിയോയില്‍ ഫേസ്ബുക്ക് നിക്ഷേപം വന്നതുപോലെ, ഗ്രൂപ്പില്‍ മറ്റ് ചില തന്ത്രപരമായ പങ്കാളിത്തങ്ങള്‍ കൂടി വരുമെന്ന് കമ്പനിയുടെ നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. തന്ത്രപരമായ പങ്കാളിത്തത്തിന് ശ്രമിക്കുന്ന കമ്പനികളെ കുറിച്ച് സൂചനയില്ല. ഏറ്റവും ലാഭമുള്ള ഇന്ത്യന്‍ കമ്പനി ഇനി ടിസിഎസ് അതിനിടെ ഏറ്റവും ലാഭമുള്ള ഇന്ത്യന്‍ കമ്പനിയെന്ന സ്ഥാനം റിലയന്‍സിന് നഷ്ടമായി. ജനുവരി മാര്‍ച്ച് ക്വാര്‍ട്ടറില്‍ റിലയന്‍സ് പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സായി പ്രഖ്യാപിച്ചിരിക്കുന്നത് 6,348 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39 ശതമാനം കുറവാണിത്. എന്നാല്‍ ടിസിഎസിന്റെ പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ് 8,049 കോടി രൂപയാണ്. മൊത്തം റവന്യു, ഓപ്പറേറ്റിംഗ് പ്രോഫിറ്റ്, നെറ്റ് വര്‍ത്ത്, ആസ്തി, മാര്‍ക്കറ്റ് ക്യാപ് എന്നിവയിലെല്ലാം മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ്, ടിസിഎസിനേക്കാള്‍ ഇപ്പോഴും ബഹുദൂരം മുന്നിലാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം ഉപേക്ഷിക്കുകയാണെന്നും മുകേഷ് അംബാനി പറഞ്ഞു. ഗ്രൂപ്പിന്റെ ഹൈഡ്രോകാര്‍ബണ്‍ ഡിവിഷനില്‍ വാര്‍ഷിക ശമ്പളം 15 ലക്ഷത്തിലേറെ വാങ്ങുന്നവരുടെ വേതനത്തില്‍ 10-15 ശതമാനം കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. നാലു മണിക്കൂറിനിടെ രണ്ടു തവണയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുലിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലും കെജ്‌രിവാളിനെ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ ലേഡി ഹര്‍ദിന്‍ജെ ആസ്പത്രിയിലുമാണ് തടഞ്ഞത്. 70 മിനിറ്റ് തടഞ്ഞുവെച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വിട്ടയച്ചത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. വിമുക്തഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമുക്ത ഭടന്റെ ബന്ധുക്കളെയും പൊലീസ് തടഞ്ഞുവെച്ചു. ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂഡല്‍ഹിയിലെ ബാബാ ഖരഗ് സിങ് മാര്‍ഗിലുള്ള രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ രാഹുലെത്തിയത്. ആസ്പത്രി ഗേറ്റിനു മുമ്പില്‍ രാഹുലിനെ പൊലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. രാഹുലിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളായ രാണ്‍ദീപ് സുര്‍ജേവാലയും കിരണ്‍ ചൗധരിയും പൊലീസുമായി വാക്കു തര്‍ക്കങ്ങളും ഉന്തും തള്ളുമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കുടുംബത്തെ കാണാന്‍ വീണ്ടും രാഹുലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വീണ്ടും തടഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ രാഹുലിനെയും സിന്ധ്യയെയും തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആസ്പത്രിയില്‍ തടസ്സമുണ്ടാക്കുന്നതല്ല ജനാധിപത്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരെ വിളിച്ചതു കൊണ്ടാണ് വിമുക്തഭടന്റെ ബന്ധുക്കളെ തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. തടഞ്ഞുവെച്ച രാഹുലിനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാര്‍ നല്‍കിയ സീറ്റിലിരുന്ന് ‘ഒരു മുന്‍ സൈനികനെ അറസ്റ്റു ചെയ്യാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ?’ എന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അദ്ദേഹം രോഷാകുലനായി. ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇതോടെ, നാലു മണിയോടെ രാഹുലിനെ വിട്ടയക്കുകയായിരുന്നു. അതിനിടെ, തന്റെ കുടുംബത്തെ പൊലീസ് മര്‍ദിച്ചതായി ആത്മഹത്യ ചെയത് വിമുക്തഭടന്‍ രംഗത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി. ബന്ധുക്കള്‍ സ്‌റ്റേഷനില്‍ രാഹുലുമായി സംസാരിച്ചു. ഈ വേളയിലായിരുന്നു നിങ്ങള്‍ക്ക് നാണമില്ലേ? ഇങ്ങനെയാണോ ഒരു വിമുക്ത ഭടനോട് പെരുമാറേണ്ടത്? നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ചോദിച്ചത്. സ്റ്റേഷനു പുറത്ത് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച രാഹുല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരുന്നില്ലെന്ന് പറഞ്ഞു. ഏതു തരത്തിലുള്ള രാഷ്ട്രമാണ് രൂപപ്പെടുന്നത്. ഇതൊരു മാനസിക നിലയാണ്. ജനാധിപത്യരഹിതമായ മനോനില- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നായിരുന്നു തടഞ്ഞുവെക്കപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാളി ന്റെ പ്രതികരണം. പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറിയെന്ന് സൈനികന്റെ മകന്‍ തന്നോട് പറഞ്ഞു. പൊലീസുകാര്‍ക്ക് തോന്നിയത് ചെയ്യാനാകുമോ? ഇവിടെ പൊലീസ് ഭരണമാണോ അദ്ദേഹം ചോദിച്ചു. നേതാക്കളെ തടങ്കലില്‍ വെച്ചതിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍്ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, സജ്ജന്‍ കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ്മാക്കന്‍, രാജ് ബബ്ബര്‍, ഭൂപേന്ദ്രസിങ് ഹൂഡ, ഷക്കീല്‍ അഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി തടങ്കലില്‍ വെച്ചതോടെ, ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന്് ഡല്‍ഹി പൊലീസ് പത്രക്കുറിപ്പിറക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. പൊലീസ് ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു നേതാക്കളെ തടഞ്ഞതിനെ കുറിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. ‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വഴിത്തിരിവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളെ കണ്ടു പരിസ്ഥിതി വിജ്ഞാപന കരട് പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി; അവസാന ദിവസം നാളെയായിട്ടും കേരളത്തിന് നിലപാടില്ല സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം രാഹുല്‍ ഗാന്ധി കോഴിക്കോട് കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുന്നു ‘കോണ്‍ഗ്രസ് വിമര്‍ശനം’; തെറ്റായ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് മോചനം; മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി വിവേകമതികളും വിവേകശൂന്യരുമടങ്ങുന്ന പത്തു കന്യകൾ, വില്യം ബ്ലൈയ്ക് (William Blake 1826) എന്ന ചിത്രകാരൻറെ ഭാവനയിൽ. വിശ്വാസവിളക്കും, ഉപവിയും സൽക്കർമ്മങ്ങളുമാകുന്ന എണ്ണയും ! യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം സദാ ഒരുങ്ങിയിരിക്കണം, ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം! ശൈത്യത്തിലേക്കു കടന്നുകൊണ്ടിരിക്കയാണെങ്കിലും വസന്തകാല പ്രതീതിയുളവായ ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച (08/11/20) റോമിൽ. എന്നിരുന്നാലും കോവിദ് 19 രോഗസംക്രമണ സാധ്യതകൾ ഏറിയിരിക്കുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ, വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു. ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (08/11/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 25,1-13 വരെയുള്ള വാക്യങ്ങൾ, അതായത്, പത്തുകന്യകകളുടെ ഉപമ, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് ആധാരം. സകലവിശുദ്ധരുടെയും തിരുന്നാളിനോടും മരിച്ചവിശ്വാസികളുടെ അനുസ്മരണത്തോടുമനുബന്ധിച്ച് നത്യജീവിതത്തെക്കുറിച്ച് നാം ആരംഭിച്ച പരിചിന്തനം തുടരാൻ ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം (മത്താ 25: 1-13) നമ്മെ ക്ഷണിക്കുന്നു. സ്വർഗ്ഗരാജ്യത്തിൻറെ പ്രതീകമായ ഒരു വിവാഹവിരുന്നിന് ക്ഷണിക്കപ്പെട്ട പത്ത് കന്യകമാരുടെ ഉപമ യേശു പറയുന്നു. വിവാഹാഘോഷം രാത്രിയിൽ നടത്തുക യേശുവിൻറെ കാലത്ത് പതിവായിരുന്നു; ആകയാൽ അതിഥികൾ വിളക്കുകൊളുത്തി ഘോഷയാത്ര നടത്തേണ്ടിയിരുന്നു. മണവാളനെ എതിരേല്ക്കേണ്ടിയിരുന്ന കന്യകമാരിൽ ചിലർ വിവേകശൂന്യകളായിരുന്നു. അവർ വിളക്കുകൾ എടുത്തു, പക്ഷേ എണ്ണ കരുതിയില്ല. എന്നാൽ വിവേകമതികളായിരുന്ന കന്യകകൾ വിളക്കുകൾക്കൊപ്പം എണ്ണയും എടുത്തു. മണവാളൻ വൈകുന്നു, വരാൻ താമസിക്കുന്നു. കന്യകകൾ ഉറങ്ങിപ്പോകുന്നു. എന്നാൽ മണവാളൻ വരുന്നു എന്ന മുന്നറിയിപ്പുണ്ടായപ്പോൾ തങ്ങളുടെ വിളക്കുകളിൽ എണ്ണയില്ലെന്ന് ഭോഷകളായ കന്യകമാർ മനസ്സിലാക്കുന്നു. വിവേകമതികളായ കന്യകകളോട് അവർ എണ്ണ ചോദിക്കുന്നു, എന്നാൽ അതു നല്കാനാകില്ലെന്ന് അവർ പ്രത്യുത്തരിക്കുന്നു. കാരണം അത് ആർക്കും തികയാതെവരും. അങ്ങനെ വിവേകശൂന്യകളായ കന്യകകൾ എണ്ണവാങ്ങാൻ പോകുന്നസമയത്ത് മണവാളൻ ആഗതനാകുന്നു. വിവേകമതികൾ മണവാളനുമൊത്ത് വിവാഹവിരുന്നിന് ശാലയിൽ പ്രവേശിക്കുകയും ശാലയുടെ വാതിൽ അടയ്ക്കുകയും ചെയ്യുന്നു. വളരെ വൈകിയെത്തിയ കന്യകമാർക്ക് ശാലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു. ഈ ഉപമയിലൂടെ യേശു നമ്മോടു പറയാൻ ഉദ്ദേശിക്കുന്നത് സുവ്യക്തമാണ്, അതായത്, അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം ഒരുങ്ങിയിരിക്കണം. അവസാന കൂടിക്കാഴ്ചയ്ക്കു മാത്രല്ല, ആ സമാഗമത്തിനു മുന്നോടിയായ ചെറുതും വലുതുമായ ദൈനംദിന കൂടിക്കാഴ്ചകൾക്കും നാം ഒരുക്കമുള്ളവരായിരിക്കണം. അതിന് വിശ്വാസ വിളക്ക് മാത്രം പോരാ, പിന്നെയോ, ഉപവിയും സൽക്കർമ്മങ്ങളുമാകുന്ന എണ്ണയും ആവശ്യമാണ്. യേശുവിനോടു നമ്മെ യഥാർത്ഥത്തിൽ ഐക്യപ്പെടുത്തുന്ന വിശ്വാസം, പൗലോസലപ്പസ്തോലൻ പറയുന്നതുപോലെ “സ്നേഹത്തിലൂടെ പ്രവർത്തന നിരത”മാകുന്നതാണ്” (ഗലാത്തിയർ 5,6 വിവേകമതികളായ കന്യകകളുടെ മനോഭാവം പ്രതിനിധാനം ചെയ്യുന്നത് ഇതാണ്. ജ്ഞാനികളും വിവേകമുള്ളവരും ആയിരിക്കുക എന്നതിനർത്ഥം ദൈവകൃപയോടു പ്രത്യുത്തരിക്കുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഉടൻ, ഇപ്പോൾത്തന്നെ അതു കർമ്മോത്സുകതയോടെ നിറവേറ്റുക എന്നതാണ്. ഇപ്പോൾത്തന്നെ അതിന് തുടക്കമിടുക. “ഞാൻ പിന്നീട്, മാനസ്സാന്തരപ്പെട്ടുകൊള്ളാം അതു പോരാ, നീ ഇന്നു തന്നെ മാനസ്സാന്തരപ്പെടുക, ജീവിതം മാറ്റുക നാളെ ഞാൻ മാറിക്കോളാം, എന്നു പറയുന്നവൻ അതു തന്നെ നാളെയും ആവർത്തിക്കുന്നു. അങ്ങനെ അത് ഒരിക്കലും സംഭവിക്കില്ല. ഇന്നു തന്നെ മാറുക! കർത്താവുമായുള്ള അന്ത്യകൂടിക്കാഴ്ചയ്ക്ക് ഒരുക്കമുള്ളവരായിരിക്കണമെങ്കിൽ നാം ഇപ്പോൾ മുതൽ തന്നെ അവിടത്തോട് സഹകരിക്കുകയും അവിടത്തെ സ്നേഹത്താൽ പ്രചോദിതമായ സൽക്കർമ്മങ്ങൾ ചെയ്യുകയും വേണം. ദൗർഭാഗ്യവശാൽ, നമ്മുടെ ജീവിതലക്ഷ്യം, അതായത്, ദൈവവവുമായുള്ള നിയതമായ കൂടിക്കാഴ്ച നാം വിസ്മരിക്കുന്നു. അങ്ങനെ കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം കൈമോശം വരുകയും വർത്തമാനകാലത്തെ കേവലമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. ഒരുവൻ വർത്തമാനകാലത്തെ പരമമായി കാണുമ്പോൾ അതിലേക്കു മാത്രം നോക്കുകയും കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം നഷ്ടമാകുകയും ചെയ്യുന്നു. പ്രതീക്ഷ ഏറെ സുന്ദരമാണ്, അത്യധികം ആവശ്യവുമാണ്. അതു നമ്മെ ഇന്നിൻറെ വൈരുദ്ധ്യങ്ങളിൽ നിന്നു പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു. പ്രത്യാശാബോധം നഷ്ടമാകുന്ന ഈ മനോഭാവം ഇഹലോകത്തിനപ്പുറമുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകളെയെല്ലാം തടയുന്നു. മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കരുത് എന്ന മട്ടിലാണ് എല്ലാം ചെയ്യുക. അപ്പോൾ സകലവും സ്വന്തമാക്കുന്നതിലും ഉയർച്ചയിലെത്തുന്നതിലും സ്വന്തം കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും മാത്രമായിരിക്കും ശ്രദ്ധ. എന്നും കൂടുതൽ ശ്രദ്ധ അവയിലായിരിക്കും. കൂടുതൽ ആകർഷകങ്ങളായവയാൽ, നമുക്കിഷ്ടപ്പെട്ടവയാൽ, നമ്മുടെ സ്വാർത്ഥതാൽപ്പര്യങ്ങളാൽ നയിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ജീവിതം ഫലശൂന്യമാകും, നാം നമ്മുടെ വിളക്കിനാവശ്യമായ എണ്ണ കരുതിവയ്ക്കില്ല. കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വിളക്ക് അണഞ്ഞുപോകും. നാം ഇന്നു ജീവിക്കണം, നാളേയ്ക്കു നീങ്ങുന്ന ഇന്ന്, ആ കൂടക്കാഴ്ചയിലേക്കു നീങ്ങുന്ന ഇന്ന്, പ്രത്യാശാഭരിതമായ ഇന്ന്. നാം ജാഗരൂഗരായിരിക്കുകയും ദൈവകൃപയ്ക്ക് അനുസൃതമായി വർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്കു മണവാളൻറെ ആഗമനം ശാന്തതയോടെ പാർത്തിരിക്കാൻ സാധിക്കും. നാം ഉറക്കത്തിലായിരിക്കുമ്പോഴും കർത്താവിനു വരാൻ സാധിക്കും. അത് നമ്മെ ഉത്ക്കണ്ഠയിലാഴ്ത്തില്ല, കാരണം, ദൈനംദിന സൽക്കർമ്മങ്ങളാൽ, കർത്താവിനായുള്ള കാത്തിരിപ്പിനാൽ, സമാഹരിച്ച, കരുതൽ എണ്ണ നമ്മുടെ കൈവശം ഉണ്ട്. അവിടന്ന് എത്രയും വേഗം ആഗതനാകട്ടെ, നമ്മെ അവിടത്തോടൊപ്പം കൊണ്ടുപോകുന്നതിനായി അവിടന്നു വരട്ടെ. കർമ്മനിരതമായ വിശ്വാസം ഏറ്റം പരിശുദ്ധ കന്യക ജീവിച്ചതു പോലെ ജീവിക്കാൻ അവൾ നമ്മെ സഹായിക്കുന്നതിന് അവളുടെ മാദ്ധ്യസ്ഥ്യം നമുക്കു വിളിച്ചപേക്ഷിക്കാം. മരണത്തിനപ്പുറം കടക്കാനും ജീവൻറെ മഹോത്സവത്തിൽ എത്തിച്ചേരാനും നമുക്കു സാധിക്കുന്ന പ്രഭചൊരിയുന്ന വിളക്കാണ് അവൾ. ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട ജൊവാൻ റോയിഗ് യി ദിഗ്ഗിൾ പാപ്പാ, സ്പെയിനിലെ ബർസെല്ലോണയിൽ ശനിയാഴ്ച (07/11/20) 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അല്മായ രക്തസാക്ഷി ജൊവാൻ റോയിഗ് യി ദിഗ്ഗിൾ (Joan Roig y Diggle) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ആശീർവ്വാദാനന്തരം അനുസ്മരിച്ചു. തൊഴിൽ മേഖലയിൽ യേശുവിന് സാക്ഷിമേകിയ നവവാഴ്ത്തപ്പെട്ടവൻ ജീവൻറെ പരമ ദാനം വരെ അവിടത്തോടു വിശ്വസ്തനായിരുന്നുവെന്നു പാപ്പാ പ്രസ്താവിച്ചു. നവ വാഴ്ത്തപ്പെട്ട ജൊവാൻ റോയിഗ് യി ദിഗ്ഗിളിൻറെ മാതൃക, ക്രിസ്തീയ ജീവിതം അതിൻറെ പൂർണ്ണതയിൽ ജീവിക്കാനുള്ള അഭിവാഞ്ഛ എല്ലാവരിലും, വിശഷ്യ. യുവതയിൽ ഉളവാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന് പാപ്പാ മദ്ധ്യ അമേരിക്കയിൽ അതിശക്തമായ ചുഴലിക്കാറ്റ് ഇക്കഴിഞ്ഞ ദിനങ്ങളിൽ അനേകം ജീവനുകൾ അപഹരിച്ചതും വൻ നാശനഷ്ടങ്ങൾ വിതച്ചതും അനുസ്മരിച്ചു. കോവിദ് പത്തൊമ്പത് മഹാമാരി ദുരന്തപൂർണ്ണമാക്കിയിരിക്കുന്ന അവസ്ഥ കൂടുതൽ മോശമാകുന്നതിന് ഈ ചുഴലിക്കാറ്റ് കാരണമായി എന്ന വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ കാർത്താവിൻറെ സാന്ത്വനം എല്ലാവർക്കും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു. സായുധ സംഘർഷം മൂലം ആശങ്കാജനകമായ വാർത്തകൾ ആഫിക്കൻ നാടായ എത്യോപ്യയിൽ നിന്ന് എത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ആയുധങ്ങളേന്തുന്നതിനുള്ള പ്രലോഭനത്തെ തള്ളിക്കളയാൻ ആഹ്വാനം ചെയ്യുന്ന പാപ്പാ പ്രാർത്ഥിക്കാനും സഹോദര്യ ആദരവു പുലർത്താനും സംഭാഷണത്തിലേർപ്പെടാനും അഭിപ്രായ ഭിന്നതകൾ സമാധാനപരമായി ഇല്ലാതാക്കാനും എല്ലാവരെയും ക്ഷണിക്കുന്നു. ലിബിയയിൽ സമാധാനവും ഭദ്രതയും ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുക ലിബയിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ടുണീഷ്യയിൽ ഞായറാഴ്ച (08/11/20) തുടക്കം കുറിച്ച “ലിബിയൻ രാഷ്ട്രീയ സംഭാഷണ വേദിക്ക്” പാപ്പാ ആശംസകൾ നേർന്നു. ലിബിയയിലെ ജനങ്ങളുടെ സുദീർഘമായ സഹനങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ലോലമായ ഒരു വേളയാണിതെന്ന് പാപ്പാ പറയുന്നു. സമീപകാല വെടിനിറുത്തൽ കരാർ മാനിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു. ലിബിയയിൽ സമാധാനവും ഭദ്രതയും ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇറ്റലിയിൽ ഞായറാഴ്ച (08/11/20) കൃതജ്ഞതാദിനം ആചരിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു. “ജലം, ഭൂമിയുടെ അനുഗ്രഹം” എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചിരുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ വെള്ളം കൃഷിക്ക് എന്ന പോലെതന്നെ ജീവനെ സംബന്ധിച്ചും സുപ്രധാനമാണ് എന്ന് പ്രസ്താവിക്കുകയും കാർഷികലോകത്തിൻറെ, പ്രത്യേകിച്ച്, ചെറുകിട കർഷകരുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കുകയും ചെയ്തു. പ്രതിസന്ധിയുടെ ഈ വേളയിൽ അവരുടെ അദ്ധ്വാനം എന്നത്തെക്കാളുപരി പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ജലം ഒരു പൊതുനന്മയാണെന്നും അതിൻറെ വിനിയോഗം അതിൻറെ സാർവ്വത്രിക ഭാഗധേയത്വത്തെ മാനിച്ചുകൊണ്ടായിരിക്കണമെന്നും മാർപ്പാപ്പാ ഓർമ്മിപ്പിച്ചു. തദ്ദനന്തരം പാപ്പാ, റോമാക്കാർക്കും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കും കുടുംബങ്ങൾക്കും, ഇടവക സംഘങ്ങൾക്കും, സമിതികൾക്കും, എല്ലാ വിശ്വാസികൾക്കും അഭിവാദ്യമർപ്പിച്ചു. എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ചു. അതിനു ശേഷം പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി. ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. യൂണിവേഴ്സൽ എർണോണോമിക് മടക്കാവുന്ന അലുമിനിയം അലോയ് ലാപ്ടോപ്പ് സ്റ്റാൻഡ് വാങ്ങുക സ Sh ജന്യ ഷിപ്പിംഗും നികുതിയും ഇല്ല WoopShop® ആത്മവിശ്വാസത്തോടെ വാങ്ങുക അതിശയകരമായ കാര്യങ്ങൾ കണ്ടെത്തുക യൂണിവേഴ്സൽ എർണോണോമിക് മടക്കാവുന്ന അലുമിനിയം അലോയ് ലാപ്ടോപ്പ് സ്റ്റാൻഡ് യൂണിവേഴ്സൽ എർണോണോമിക് മടക്കാവുന്ന അലുമിനിയം അലോയ് ലാപ്ടോപ്പ് സ്റ്റാൻഡ് നിന്ന് കപ്പലുകൾ സ്പെയിൻ ചൈന റഷ്യൻ ഫെഡറേഷൻ പോളണ്ട് നിറം 2 GEN റോസ് ഗോൾഡ് 2 GEN സ്പേസ് ഗ്രേ 2 GEN സിൽവർ 3 GEN se വെള്ളി 2 GEN നീല 2 GEN കറുപ്പ് 3 GEN സിൽവർ 3 GEN റോസ് ഗോൾഡ് 3 GEN കറുപ്പ് 3 GEN se കറുപ്പ് 1 ജനറൽ ബ്ലാക്ക് പ്ലാസ്റ്റിക് സ്‌പെയിൻ 2 ജെൻ റോസ് ഗോൾഡ് ചൈന 2 GEN സ്പേസ് ഗ്രേ റഷ്യൻ ഫെഡറേഷൻ 2 GEN സ്പേസ് ഗ്രേ സ്‌പെയിൻ 2 GEN സ്‌പേസ് ഗ്രേ റഷ്യൻ ഫെഡറേഷൻ 2 GEN സിൽവർ സ്‌പെയിൻ 2 ജെൻ സിൽവർ ചൈന 2 GEN റോസ് ഗോൾഡ് റഷ്യൻ ഫെഡറേഷൻ 2 GEN റോസ് ഗോൾഡ് ചൈന 3 GEN സെ സിൽവർ റഷ്യൻ ഫെഡറേഷൻ 3 GEN se സിൽവർ സ്‌പെയിൻ 3 ജെൻ സെ സിൽവർ ചൈന 2 GEN സിൽവർ റഷ്യൻ ഫെഡറേഷൻ 2 GEN ബ്ലൂ സ്‌പെയിൻ 2 ജെൻ ബ്ലൂ സ്‌പെയിൻ 2 ജെൻ ബ്ലാക്ക് ചൈന 2 GEN നീല ചൈന 2 GEN ബ്ലാക്ക് റഷ്യൻ ഫെഡറേഷൻ 2 GEN ബ്ലാക്ക് ചൈന 3 GEN സിൽവർ റഷ്യൻ ഫെഡറേഷൻ 3 GEN സിൽവർ റഷ്യൻ ഫെഡറേഷൻ 3 GEN റോസ് ഗോൾഡ് സ്‌പെയിൻ 3 ജെൻ റോസ് ഗോൾഡ് സ്‌പെയിൻ 3 ജെൻ സിൽവർ ചൈന 3 GEN റോസ് ഗോൾഡ് സ്‌പെയിൻ 3 ജെൻ ബ്ലാക്ക് ചൈന 3 GEN ബ്ലാക്ക് റഷ്യൻ ഫെഡറേഷൻ 3 GEN ബ്ലാക്ക് ചൈന 3 GEN സെ ബ്ലാക്ക് റഷ്യൻ ഫെഡറേഷൻ 3 GEN സെ ബ്ലാക്ക് സ്‌പെയിൻ 3 ജെൻ സെ ബ്ലാക്ക് പോളണ്ട് 3 GEN സെ സിൽവർ പോളണ്ട് 3 GEN റോസ് ഗോൾഡ് പോളണ്ട് 3 GEN കറുപ്പ് പോളണ്ട് 2 GEN നീല പോളണ്ട് 3 GEN സിൽവർ പോളണ്ട് 2 GEN കറുപ്പ് പോളണ്ട് 2 GEN സിൽവർ പോളണ്ട് 2 GEN റോസ് ഗോൾഡ് പോളണ്ട് 2 GEN സ്പേസ് ഗ്രേ പോളണ്ട് 3 GEN സെ ബ്ലാക്ക് സ്‌പെയിൻ 1 ജനറൽ ബ്ലാക്ക് പ്ലാസ്റ്റിക് റഷ്യൻ ഫെഡറേഷൻ 1 ജനറൽ ബ്ലാക്ക് പ്ലാസ്റ്റിക് പോളണ്ട് 1 ജനറൽ ബ്ലാക്ക് പ്ലാസ്റ്റിക് ചൈന 1 ജനറൽ ബ്ലാക്ക് പ്ലാസ്റ്റിക് യൂണിവേഴ്സൽ എർണോണോമിക് മടക്കാവുന്ന അലുമിനിയം അലോയ് ലാപ്ടോപ്പ് സ്റ്റാൻഡ് ചൈന 2 GEN സ്പേസ് ഗ്രേ ബാക്ക്ഓർഡർ ചെയ്തിരിക്കുന്നു, അത് തിരികെ സ്റ്റോക്കിലേക്ക് വന്നയുടനെ അയയ്ക്കും. Order നിങ്ങളുടെ ഓർഡർ ലഭിച്ചില്ലെങ്കിൽ റീഫണ്ട്. വിവരിച്ചതുപോലെ ഇല്ലെങ്കിൽ ഇനം റീഫണ്ട് ചെയ്ത് സൂക്ഷിക്കുക. മോഡൽ: ലാപ്‌ടോപ്പ് ഹോൾഡർ ലാപ്‌ടോപ്പ് സ്റ്റാൻഡ് തരം: മെറ്റൽ മടക്കാവുന്ന ലാപ്‌ടോപ്പ് ഹോൾഡർ ടാബ്‌ലെറ്റ് സ്റ്റാൻഡ് വലുപ്പം 18 ഇഞ്ച് ലാപ്‌ടോപ്പ് ഹോൾഡർ ടാബ്‌ലെറ്റുകൾ സ്റ്റാൻഡ് ഹോൾഡർ മെറ്റീരിയൽ: ലാപ്‌ടോപ്പ് സ്റ്റാൻഡ് അലുമിനിയം അലോയ് നിറങ്ങൾ: സിൽവർ, റോസ് ഗോൾഡ്, സ്പേസ് ഗ്രേ അലുമിനിയം അലോയ് മടക്കാവുന്ന നോട്ട്ബുക്ക് സ്റ്റാൻഡ് ഓഫീസും ഹോം എർണോണോമിക്സും: നിങ്ങളുടെ സെർവിക്കൽ നട്ടെല്ല് സംരക്ഷിക്കുക, ജോലി സുഖകരമായി ചെയ്യുക ഹീറ്റ് ഡിസിപേഷൻ: ഓപ്പൺ ഡിസൈൻ അലുമിനിയം അലോയ് സ്റ്റാൻഡ് ഫോർവേഡ് ടിൽറ്റ് ആംഗിൾ തണുത്ത ലാപ്‌ടോപ്പിലേക്ക് വായുസഞ്ചാരം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ ലാപ്‌ടോപ്പിനായി സ്റ്റൈലിഷ് കരാർ നിലപാട്: ഉറപ്പുള്ളതും പൂർണ്ണവുമായ 100% അലുമിനിയം അലോയ് ഭാരം കുറഞ്ഞ മടക്കാവുന്ന രൂപകൽപ്പന: ചെറിയ വലുപ്പം, ഭാരം കുറഞ്ഞതും ഉറച്ചതും, എളുപ്പത്തിൽ കൊണ്ടുപോകുക വൂപ്പ്ഷോപ്പ് ഉപഭോക്താക്കൾ ട്രസ്റ്റ്പൈലറ്റിൽ അവരുടെ നല്ല അനുഭവം പങ്കിട്ടു. നിങ്ങളുടെ ഓർ‌ഡറിൽ‌ നിങ്ങൾ‌ സന്തുഷ്ടനല്ലെങ്കിൽ‌ പൂർ‌ണ്ണ റീഫണ്ട് വളരെ സന്തോഷകരവും ഹാൻഡി ഫിറ്റിംഗ് ഗ്രേ ബാഗിൽ വരുന്നു. മെറ്റീരിയൽ‌ മനോഹരവും രൂപവും ചിക് ആണ്. ജർമ്മനിയിലേക്കുള്ള ഷിപ്പിംഗ് 45 ദിവസമെടുത്തു. നിങ്ങൾക്ക് A z n ൽ ലഭിക്കുന്ന ഉൽ‌പ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ നിലപാട് നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ഇത് മികച്ച ഇടപാടാണ്. നന്ദി! രസകരമായ കാര്യം. തോന്നുന്നു, വാസ്തവത്തിൽ വളരെ ശക്തമാണ്. ബാക്ക്പാക്കിലെ നിലപാടുകളും കാര്യങ്ങളും മാന്തികുഴിയുണ്ടാക്കാതിരിക്കാൻ കിറ്റിൽ ഒരു ചെഹോൾചിക്. 5 ദിവസത്തിനുള്ളിൽ റഷ്യയിൽ നിന്ന് ഉമ്മരപ്പടിയിലേക്ക് ഡെലിവറി. കൊറിയർ കോട്ടേജിൽ വന്നു, അത് വളരെ സന്തോഷിക്കുന്നു. നല്ല നിലവാരം. ഹാർഡ് മെറ്റലിൽ നിന്നാണ് തീജ്വാലകൾ നിർമ്മിക്കുന്നത്. വേഗത്തിലുള്ള ഡെലിവറി. ഞാൻ സംതൃപ്തനാണ്. ഈ ഷോപ്പും ഉൽപ്പന്നവും ഞാൻ ശുപാർശ ചെയ്യുന്നു. സ്പാം ഇല്ല. വെറും കൂപ്പണുകൾ, മികച്ച ഡീലുകൾ, ഡിസ്കൗണ്ടുകൾ, കൂടുതൽ ലാഭിക്കൽ. വൂപ്ഷോപ്പ്: ഓൺലൈൻ ഷോപ്പിംഗിനും മൊത്തവ്യാപാരത്തിനുമുള്ള അൾട്ടിമേറ്റ് സൈറ്റ്. എല്ലാ ഉൽപ്പന്നങ്ങൾക്കും മൊത്തവ്യാപാരത്തെ പിന്തുണയ്ക്കുന്നു. വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം, ഗാഡ്‌ജെറ്റുകൾ മൊത്തക്കച്ചവടം, ആരോഗ്യമുള്ള മൊത്തക്കച്ചവടം, സൗന്ദര്യം മൊത്തക്കച്ചവടം, ഫാഷൻ മൊത്തക്കച്ചവടം മുതലായവ പോലുള്ള മൊത്തക്കച്ചവടത്തിനായി ദയവായി ഞങ്ങളെ ബന്ധപ്പെടുക. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ശരിയായ സ്ഥലത്താണ്. ഫാഷനും ജീവിതശൈലിയും ആത്യന്തിക ലക്ഷ്യസ്ഥാനമാണ് വൂപ്പ്ഷോപ്പ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്സസറികൾ, ആഭരണങ്ങൾ, വ്യക്തിഗത പരിചരണ ഉൽ‌പ്പന്നങ്ങൾ‌ എന്നിവയും അതിലേറെയും ഉൾ‌പ്പെടെ നിരവധി ചരക്കുകളുടെ ആതിഥേയത്വം വഹിക്കുന്നു. ട്രെൻഡി ഇനങ്ങളുടെ ഞങ്ങളുടെ നിധി ഉപയോഗിച്ച് നിങ്ങളുടെ ശൈലി പ്രസ്താവന പുനർ‌നിർവചിക്കാനുള്ള സമയമാണിത്. ഫാഷൻ ഹ .സുകളിൽ നിന്ന് നേരിട്ട് ഡിസൈനർ ഉൽപ്പന്നങ്ങളിലെ ഏറ്റവും പുതിയത് ഞങ്ങളുടെ ഓൺലൈൻ സ്റ്റോർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് വൂപ്പ്ഷോപ്പിൽ ഓൺലൈനിൽ ഷോപ്പുചെയ്യാനും നിങ്ങളുടെ പ്രിയങ്കരങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും. മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റും മികച്ച ഇ-കൊമേഴ്‌സ് അപ്ലിക്കേഷനും ഫാഷനായി വസ്ത്രങ്ങൾ, പാദരക്ഷകൾ അല്ലെങ്കിൽ ആക്‌സസറികൾ, വൂപ്പ്ഷോപ്പ് നിങ്ങൾക്ക് മികച്ച ഫാഷനും കോമ്പിനേഷനും വാഗ്ദാനം ചെയ്യുന്നു. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പ്രവർത്തനം. വ്യത്യസ്ത അവസരങ്ങളിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളുടെ കാര്യത്തിൽ ആകാശമാണ് പരിധി എന്ന് നിങ്ങൾ മനസ്സിലാക്കും. സ്മാർട്ട് പുരുഷന്മാരുടെ വസ്ത്രങ്ങൾ വൂപ്പ്ഷോപ്പിൽ സ്മാർട്ട് ഫോർമാൽ ഷർട്ടുകളിലും ട്ര ous സറുകളിലും, തണുത്ത ടി-ഷർട്ടുകളിലും ജീൻസിലും നിരവധി ഓപ്ഷനുകൾ നിങ്ങൾ കണ്ടെത്തും. അല്ലെങ്കിൽ പുരുഷന്മാർക്കുള്ള കുർത്ത, പൈജാമ കോമ്പിനേഷനുകൾ. അച്ചടിച്ച ടി-ഷർട്ടുകൾ ഉപയോഗിച്ച് നിങ്ങളുടെ മനോഭാവം ധരിക്കുക. വാഴ്സിറ്റി ടി-ഷർട്ടുകളും ദുരിതത്തിലായ ജീൻസും ഉപയോഗിച്ച് ഒരു ബാക്ക്-ടു-കാമ്പസ് വൈബ് സൃഷ്ടിക്കുക. ജിംഗാം, എരുമ അല്ലെങ്കിൽ വിൻഡോ-പാളി ശൈലി ആകട്ടെ, പരിശോധിച്ച ഷർട്ടുകൾ തോൽവിയറിയാത്തതാണ്. സ്മാർട്ട് കാഷ്വൽ ലുക്കിനായി ചിനോകൾ, കഫ്ഡ് ജീൻസ് അല്ലെങ്കിൽ ക്രോപ്പ്ഡ് ട്ര ous സറുകൾ എന്നിവ ഉപയോഗിച്ച് അവരെ സംയോജിപ്പിക്കുക. ബൈക്കർ ജാക്കറ്റുകൾ ഉപയോഗിച്ച് സ്റ്റൈലിഷ് ലേയേർഡ് ലുക്ക് തിരഞ്ഞെടുക്കുക. ജല-പ്രതിരോധശേഷിയുള്ള ജാക്കറ്റുകളിൽ ധൈര്യത്തോടെ തെളിഞ്ഞ കാലാവസ്ഥയിൽ പുറപ്പെടുക. ഏത് വസ്‌ത്രത്തിലും നിങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന പിന്തുണയുള്ള വസ്ത്രങ്ങൾ കണ്ടെത്താൻ ഞങ്ങളുടെ ഇന്റീരിയർവെയർ വിഭാഗത്തിലൂടെ ബ്രൗസുചെയ്യുക. ട്രെൻഡി സ്ത്രീകളുടെ വസ്ത്രങ്ങൾ വൂപ്പ്ഷോപ്പിലെ സ്ത്രീകൾക്കായി ഓൺലൈൻ ഷോപ്പിംഗ് ഒരു മാനസികാവസ്ഥ ഉയർത്തുന്ന അനുഭവമാണ്. ഈ വേനൽക്കാലത്ത് ഹിപ് നോക്കി ചിനോകളും അച്ചടിച്ച ഷോർട്ട്സും ഉപയോഗിച്ച് സുഖമായിരിക്കുക. അല്പം കറുത്ത വസ്ത്രം ധരിച്ച നിങ്ങളുടെ തീയതിയിൽ ചൂടായി കാണുക, അല്ലെങ്കിൽ സാസി വൈബിനായി ചുവന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വരയുള്ള വസ്ത്രങ്ങളും ടി-ഷർട്ടുകളും നോട്ടിക്കൽ ഫാഷന്റെ ക്ലാസിക് സ്പിരിറ്റിനെ പ്രതിനിധീകരിക്കുന്നു. ബാർ‌ഡോട്ട്, ഓഫ്-ഹോൾ‌ഡർ‌, ഷർ‌ട്ട്-സ്റ്റൈൽ‌, ബ്ല ous സൺ‌, എംബ്രോയിഡറി, പെപ്ലം ടോപ്പുകൾ‌ എന്നിവയിൽ‌ നിന്നും നിങ്ങളുടെ പ്രിയങ്കരങ്ങൾ‌ തിരഞ്ഞെടുക്കുക. സ്‌കിന്നി ഫിറ്റ് ജീൻസ്, സ്‌കേർട്ടുകൾ അല്ലെങ്കിൽ പാലാസോസ് എന്നിവ ഉപയോഗിച്ച് അവരെ സംയോജിപ്പിക്കുക. കുർട്ടിസും ജീൻസും തണുത്ത നഗരവാസികൾക്ക് അനുയോജ്യമായ ഫ്യൂഷൻ-വെയർ കോമ്പിനേഷൻ നൽകുന്നു. ഞങ്ങളുടെ മഹത്തായ സാരികളും ലെഹെങ്ക-ചോളി തിരഞ്ഞെടുക്കലുകളും വിവാഹങ്ങൾ പോലുള്ള വലിയ സാമൂഹിക ഇവന്റുകളിൽ മതിപ്പുണ്ടാക്കാൻ അനുയോജ്യമാണ്. ഞങ്ങളുടെ സൽവാർ-കമീസ് സെറ്റുകൾ, കുർത്തകൾ, പട്യാല സ്യൂട്ടുകൾ എന്നിവ പതിവ് വസ്ത്രങ്ങൾക്ക് സുഖപ്രദമായ ഓപ്ഷനുകൾ നൽകുന്നു. ഫാഷനബിൾ പാദരക്ഷകൾ വസ്ത്രങ്ങൾ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ, നിങ്ങൾ ധരിക്കുന്ന പാദരക്ഷകൾ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. സ്‌നീക്കറുകൾ, ലോഫറുകൾ എന്നിവപോലുള്ള പുരുഷന്മാർക്ക് കാഷ്വൽ ഷൂകളിലെ സമഗ്രമായ ഓപ്ഷനുകൾ ഞങ്ങൾ നിങ്ങൾക്ക് കൊണ്ടുവരുന്നു. ബ്രോഗുകളും ഓക്സ്ഫോർഡുകളും ധരിച്ച് ജോലിസ്ഥലത്ത് ഒരു പവർ സ്റ്റേറ്റ്മെന്റ് നടത്തുക. നിങ്ങളുടെ മാരത്തണിനായി പുരുഷന്മാർക്കും സ്ത്രീകൾക്കും ഓടുന്ന ഷൂസ് ഉപയോഗിച്ച് പരിശീലിക്കുക. വ്യക്തിഗത ഗെയിമുകളായ ടെന്നീസ്, ഫുട്ബോൾ, ബാസ്കറ്റ് ബോൾ എന്നിവയ്ക്കായി ഷൂസ് തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ചെരുപ്പുകൾ, സ്ലൈഡറുകൾ, ഫ്ലിപ്പ് ഫ്ലോപ്പുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന കാഷ്വൽ ശൈലിയിലേക്കും സുഖത്തിലേക്കും കടക്കുക. പമ്പുകൾ, കുതികാൽ ബൂട്ട്, വെഡ്ജ്-കുതികാൽ, പെൻസിൽ-കുതികാൽ എന്നിവയുൾപ്പെടെയുള്ള സ്ത്രീകൾക്കായി ഞങ്ങളുടെ ഫാഷനബിൾ പാദരക്ഷകളുടെ നിര പര്യവേക്ഷണം ചെയ്യുക. അല്ലെങ്കിൽ അലങ്കരിച്ചതും ലോഹവുമായ ഫ്ലാറ്റുകൾ ഉപയോഗിച്ച് മികച്ച സൗകര്യവും ശൈലിയും ആസ്വദിക്കുക. സ്റ്റൈലിഷ് ആക്‌സസറികൾ നിങ്ങളുടെ വസ്ത്രങ്ങളെ തികച്ചും പൂരിപ്പിക്കുന്ന ക്ലാസ്സി ആക്‌സസറികൾക്കായുള്ള മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഒന്നാണ് വൂപ്പ്ഷോപ്പ്. നിങ്ങൾക്ക് സ്മാർട്ട് അനലോഗ് അല്ലെങ്കിൽ ഡിജിറ്റൽ വാച്ചുകൾ തിരഞ്ഞെടുത്ത് ബെൽറ്റുകളും ടൈകളും ഉപയോഗിച്ച് പൊരുത്തപ്പെടുത്താനാകും. നിങ്ങളുടെ അവശ്യവസ്തുക്കൾ ശൈലിയിൽ സംഭരിക്കുന്നതിന് വിശാലമായ ബാഗുകൾ, ബാക്ക്‌പാക്കുകൾ, വാലറ്റുകൾ എന്നിവ എടുക്കുക. നിങ്ങൾ കുറഞ്ഞ ആഭരണങ്ങളോ ഗംഭീരവും തിളക്കമാർന്നതുമായ കഷണങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഞങ്ങളുടെ ഓൺലൈൻ ജ്വല്ലറി ശേഖരം നിങ്ങൾക്ക് ആകർഷകമായ നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. രസകരവും ഉല്ലാസവും വൂപ്പ്ഷോപ്പിലെ കുട്ടികൾക്കുള്ള ഓൺലൈൻ ഷോപ്പിംഗ് ഒരു പൂർണ്ണ സന്തോഷമാണ്. നിങ്ങളുടെ കൊച്ചു രാജകുമാരി വൈവിധ്യമാർന്ന സുന്ദരമായ വസ്ത്രങ്ങൾ, ബാലെറിന ഷൂസ്, ഹെഡ്‌ബാൻഡുകൾ, ക്ലിപ്പുകൾ എന്നിവ ഇഷ്ടപ്പെടും. ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ നിന്ന് സ്പോർട്സ് ഷൂസ്, സൂപ്പർഹീറോ ടി-ഷർട്ടുകൾ, ഫുട്ബോൾ ജേഴ്സി എന്നിവയും അതിലേറെയും എടുത്ത് നിങ്ങളുടെ മകനെ സന്തോഷിപ്പിക്കുക. നിങ്ങൾക്ക് വിലമതിക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കാൻ കഴിയുന്ന ഞങ്ങളുടെ കളിപ്പാട്ടങ്ങളുടെ നിര പരിശോധിക്കുക. സൗന്ദര്യം ഇവിടെ ആരംഭിക്കുന്നു വൂപ്പ്ഷോപ്പിൽ നിന്നുള്ള വ്യക്തിഗത പരിചരണം, സൗന്ദര്യം, ചമയ ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് മനോഹരമായ ചർമ്മത്തെ പുതുക്കാനും പുനരുജ്ജീവിപ്പിക്കാനും വെളിപ്പെടുത്താനും കഴിയും. ഞങ്ങളുടെ സോപ്പുകൾ, ഷവർ ജെല്ലുകൾ, ചർമ്മസംരക്ഷണ ക്രീമുകൾ, ലോഷനുകൾ, മറ്റ് ആയുർവേദ ഉൽപ്പന്നങ്ങൾ എന്നിവ വാർദ്ധക്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിനും അനുയോജ്യമായ ശുദ്ധീകരണ അനുഭവം പ്രദാനം ചെയ്യുന്നതിനുമായി പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്. ഷാംപൂകളും ഹെയർ കെയർ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് തലയോട്ടി വൃത്തിയായും മുടി ഉബർ സ്റ്റൈലിഷായും സൂക്ഷിക്കുക. നിങ്ങളുടെ പ്രകൃതി ഭംഗി വർധിപ്പിക്കാൻ മേക്കപ്പ് തിരഞ്ഞെടുക്കുക. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും മികച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഒന്നാണ് WoopShop, ഇത് നിങ്ങളുടെ താമസസ്ഥലങ്ങളെ പൂർണ്ണമായും പരിവർത്തനം ചെയ്യാൻ സഹായിക്കും. ബെഡ് ലിനൻ, മൂടുശീലകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കിടപ്പുമുറികളിൽ നിറവും വ്യക്തിത്വവും ചേർക്കുക. നിങ്ങളുടെ അതിഥികളെ ആകർഷിക്കാൻ സ്മാർട്ട് ടേബിൾവെയർ ഉപയോഗിക്കുക. മതിൽ അലങ്കാരം, ഘടികാരങ്ങൾ, ഫോട്ടോ ഫ്രെയിമുകൾ, കൃത്രിമ സസ്യങ്ങൾ എന്നിവ നിങ്ങളുടെ വീടിന്റെ ഏത് കോണിലും ജീവൻ ശ്വസിക്കുമെന്ന് ഉറപ്പാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ താങ്ങാവുന്ന ഫാഷൻ. ഫാഷൻ എല്ലാവർക്കും ലഭ്യമാകുന്ന ലോകത്തിലെ അതുല്യമായ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഒന്നാണ് വൂപ്ഷോപ്പ്. വിപണിയിലെ ഏറ്റവും പുതിയ ഡിസൈനർ‌ വസ്ത്രങ്ങൾ‌, പാദരക്ഷകൾ‌, ആക്‌സസറികൾ‌ എന്നിവ കാണുന്നതിന് ഞങ്ങളുടെ പുതിയ വരവ് പരിശോധിക്കുക. ഓരോ സീസണിലും വസ്ത്രധാരണരീതിയിൽ ഏറ്റവും ആകർഷകമായ ശൈലിയിൽ നിങ്ങളുടെ കൈകൾ നേടാം. എല്ലാ ഉത്സവ അവസരങ്ങളിലും നിങ്ങൾക്ക് മികച്ച വംശീയ ഫാഷൻ പ്രയോജനപ്പെടുത്താം. പാദരക്ഷകൾ, ട്ര ous സറുകൾ, ഷർട്ടുകൾ, ബാക്ക്‌പാക്കുകൾ എന്നിവയിലേക്കുള്ള ഞങ്ങളുടെ സീസണൽ ഡിസ്‌കൗണ്ടുകളിൽ നിങ്ങൾ മതിപ്പുണ്ടെന്ന് ഉറപ്പാണ്. ഫാഷൻ അവിശ്വസനീയമാംവിധം താങ്ങാനാകുമ്പോൾ ആത്യന്തിക അനുഭവമാണ് സീസണിന്റെ അവസാന വിൽപ്പന. പൂർണ്ണ ആത്മവിശ്വാസത്തോടെ WoopShop- ൽ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക. എല്ലാ ഓൺലൈൻ സ്റ്റോറുകളിലും വൂപ്ഷോപ്പ് മികച്ചതാകാനുള്ള മറ്റൊരു കാരണം അത് വാഗ്ദാനം ചെയ്യുന്ന സമ്പൂർണ്ണ സൗകര്യമാണ്. വ്യത്യസ്‌ത ഉൽ‌പ്പന്നങ്ങൾ‌ക്കായുള്ള വില ഓപ്ഷനുകൾ‌ ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻ‌ഡുകൾ‌ ഒരിടത്ത് കാണാൻ‌ കഴിയും. നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ഉപയോക്തൃ-സ friendly ഹൃദ ഇന്റർഫേസ് നിങ്ങളെ നയിക്കും. സമഗ്രമായ വലുപ്പ ചാർട്ടുകളും ഉൽപ്പന്ന വിവരങ്ങളും ഉയർന്ന മിഴിവുള്ള ചിത്രങ്ങളും മികച്ച വാങ്ങൽ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നു. കാർഡ് അല്ലെങ്കിൽ ഡെലിവറി എന്നിങ്ങനെയുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. 15 ദിവസത്തെ റിട്ടേൺസ് പോളിസി ഒരു വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നു. കൂടാതെ, തിരഞ്ഞെടുത്ത ഉൽ‌പ്പന്നങ്ങൾ‌ക്കായുള്ള ശ്രമം-വാങ്ങൽ‌ ഓപ്‌ഷൻ‌ ഉപഭോക്തൃ സൗഹൃദത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. നിങ്ങളുടെ വീട്ടിൽ നിന്നോ ജോലിസ്ഥലത്തു നിന്നോ സുഖമായി ഷോപ്പിംഗ് നടത്തുമ്പോൾ തടസ്സരഹിതമായ അനുഭവം ആസ്വദിക്കൂ. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമായി നിങ്ങൾക്ക് ഷോപ്പിംഗ് നടത്താനും പ്രത്യേക അവസരങ്ങളിൽ ഞങ്ങളുടെ സമ്മാന സേവനങ്ങൾ പ്രയോജനപ്പെടുത്താനും കഴിയും. ആൻഡ്രോയിഡ് ഐഒഎസ് ബ ellect ദ്ധിക സ്വത്തവകാശം റിപ്പോർട്ടുചെയ്യുക ഞങ്ങളുടെ ഉപയോക്താക്കൾ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു പുരുഷന്മാർക്ക് ഊഷ്മളമായ യഥാർത്ഥ ലെതർ രോമങ്ങൾ കണങ്കാൽ ബൂട്ട്സ് പുരുഷന്മാർക്ക് ഊഷ്മളമായ യഥാർത്ഥ ലെതർ രോമങ്ങൾ കണങ്കാൽ ബൂട്ട്സ് പുരുഷന്മാർക്ക് ഊഷ്മളമായ യഥാർത്ഥ ലെതർ രോമങ്ങൾ കണങ്കാൽ ബൂട്ട്സ് ക്രമീകരിക്കാവുന്ന അരക്കെട്ട് വാം ഫോക്സ് ലെതർ കട്ടിയുള്ള സ്ത്രീകളുടെ ജാക്കറ്റ് ബെൽറ്റ് ഇതും സാധാരണ പോക്കുപാറ്റ് അല്ലെങ്കിൽ നെറ്റ്, പോക്കുപൈറ്റെ, ഡുബ്ലെങ്ക പ്രോസ്‌റ്റോ ഓഗൺ! നമ്പർ 42 റാസ്മർ സകാസിവല xs, ഹോറോഷോ സെല, ഈസ്റ്റ് സപസ് പോഡ് സ്വിറ്റർ തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ ഒമ്ബത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ശമ്ബളപരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം എംഡി വിളിച്ച് ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി യൂണിയനുകള്‍ ഇതിന് ശേഷം അറിയിച്ചത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 6 തിയതികളിലും എംപ്‌ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും. Previous ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒരു പദ്ധതിയും പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്: കോടിയേരി കൊച്ചി: ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡി ജി പി ജേക്കബ് തോമസിനെതിരായ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി. ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കൂടിയ വിലക്ക് ഡ്രഡ്ജര്‍ വാങ്ങിയതിലൂടെ കോടികളുടെ നഷ്ടം വരുത്തി എന്നായിരുന്നു വിജിലന്‍സ് കേസ്. മിനിറ്റ്‌സ് തിരുത്തി ഇരുപത് കോടി രൂപയുടെ ഭരണാനുമതി വാങ്ങി എന്നുമായിരുന്നു ആരോപണം. എന്നാല്‍ സര്‍ക്കാരിന്റെ ഭരണാനുമതിയോടെയാണ് ഡ്രഡ്ജര്‍ വാങ്ങിയതെന്നും, അതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ല എന്നും ജേക്കബ് തോമസ് വാദിച്ചു. ഈ വാദം പരിഗണിച്ചാണ് കോടതി വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. ന്യൂഡല്‍ഹി: സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാന് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ രണ്ട് കേന്ദ്ര ഏജന്‍സികളിലെയും തലവന്മാരുടെ കാലാവധി. ഓര്‍ഡിനന്‍സ് അനുസരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഓരോ വര്‍ഷമായി മൂന്നുതവണ നീട്ടാം. പ്രതിപക്ഷ നേതാക്കള്‍ക്കും ചില കേന്ദ്ര മന്ത്രിമാര്‍ക്കും എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചത്. തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഐഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആനാവൂര്‍ വ്യക്തമാക്കി. ആരെങ്കിലും സമരം ചെയ്‌തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നല്‍കിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതലയെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു. പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് താഴെയുള്ളവരുടെ യാത്ര നിയന്ത്രണങ്ങളിലും യുകെ ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് അറിയിച്ചു.അതേസമയം, കൊവാക്‌സിന് പിന്തുണയുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ഡെല്‍റ്റ വകഭേദത്തിന് എതിരെ കൊവാക്‌സിന്‍ 70 ശതമാനം ഫലപ്രഥമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട് അവലോകന ദ്രുത വിശദാംശങ്ങൾ തരം: അലങ്കാര പൂക്കളും റീത്തുകളും സന്ദർഭം: ഉത്ഭവസ്ഥാനം: ടിയാൻജിൻ, ചൈന ബ്രാൻഡ് നാമം: വിൻറി മോഡൽ നമ്പർ: RY127-HAB-009 ഉൽപ്പന്ന നാമം: ഒറ്റ കൃത്രിമ പിയോണി മെറ്റീരിയൽ: ഫാബ്രിക്+പ്ലാസ്റ്റിക്+ഇരുമ്പ് വയർ വലുപ്പം: 80 സെന്റീമീറ്റർ വ്യാസം: നിറം പട്ടു തുണിയും പി ലീഗൽ വ്യാജ പൂക്കൾ വിന്റേജ് കൃത്രിമ ഒടിയൻ സിൽക്ക് പൂക്കൾ പൂച്ചെണ്ട് വിവാഹ ഗൃഹ അലങ്കാരം ഫാമിലി ആർട്ടിഫിഷ്യൽ പിയോണി പൂച്ചെണ്ടുകൾ ഫ്ലവർ ഹെഡ് വാന്റേജ് വ്യാജ പിയോണി സിൽക്ക് പ്ലാസ്റ്റിക് ചെടികൾ വീടിന്റെ അലങ്കാരത്തിനുള്ള തണ്ടിനൊപ്പം വിവാഹ പാർട്ടി ഗാർഡൻ ബാർ ഫെസ്റ്റിവൽ അവധി സിംഗിൾ ആർട്ടിഫിഷ്യൽ പിയോണി ബ്രാഞ്ച് ലൈഫ്ലൈക്ക് വ്യാജ ഫ്ലറൽ പൂച്ചെണ്ട് വിവാഹ ബ്രൈഡൽ പാർട്ടി ഹോം ഡെക്കറിന് ഫാമിലി ആർട്ടിഫിഷ്യൽ ചൈന പിയോണി പ്രൈസ്ലിസ്റ്റ് ഫ്ലവർ ഹെഡ് വാന്റേജ് ഫേക്ക് പിയോണി സിൽക്ക് പ്ലാസ്റ്റിക് ചെടികൾ വീട്ടുപകരണങ്ങൾക്കായുള്ള വെഡ്ഡിംഗ് പാർട്ടി ഗാർഡൻ ബാർ ഫെസ്റ്റിവൽ അവധി ഫാമിലി ആർട്ടിഫിഷ്യൽ ചൈന പിയോണി പ്രൈസ്ലിസ്റ്റ് ഫ്ലവർ ഹെഡ് വാന്റേജ് ഫേക്ക് പിയോണി സിൽക്ക് പ്ലാസ്റ്റിക് ചെടികൾ വീട്ടുപകരണങ്ങൾക്കായുള്ള വെഡ്ഡിംഗ് പാർട്ടി ഗാർഡൻ ബാർ ഫെസ്റ്റിവൽ അവധി ഫാമിലി ആർട്ടിഫിഷ്യൽ ചൈന പിയോണി പ്രൈസ്ലിസ്റ്റ് ഫ്ലവർ ഹെഡ് വാന്റേജ് ഫേക്ക് പിയോണി സിൽക്ക് പ്ലാസ്റ്റിക് ചെടികൾ വീട്ടുപകരണങ്ങൾക്കായുള്ള വെഡ്ഡിംഗ് പാർട്ടി ഗാർഡൻ ബാർ ഫെസ്റ്റിവൽ അവധി ഉയർന്ന നിലവാരമുള്ള സിൽക്ക് ആർട്ടിഫിഷ്യൽ പിയോണി ഫ്ലവർ ആർട്ടിഫിഷ്യൽ പിയോണി പാർട്ടി അലങ്കാരത്തിനും വീടിനും സൗദിയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കുവാന്‍ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍ഗണന. എല്‍ഡിഎഫ് ജയം ആഘോഷിച്ച്‌ വിനായകന്‍, ഇലത്താളം കൊട്ടി ജോജുവും; വിഡിയോ വൈറല്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് വിജയത്തിന്റെ ആഹ്ളാദപ്രകടനത്തില്‍ പങ്കെടുത്ത് നടന്മാരായ ജോജു ജോര്‍ജും വിനായകനും. ഇന്ത്യയുടെ മാനം കാത്ത ധീരന്‍; ഭീകരരുടെ പേടിസ്വപ്നം; സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ ക്യാപ്റ്റന്‍; വിടവാങ്ങിയ ബിപിന്‍ റാവത്തിന് ബിഗ് സല്യൂട്ട് ന്യൂദല്‍ഹി: ഇന്ത്യയില്‍ സേനയിലെ പ്രഗത്ഭന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്ഥാനം.. അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയാന്‍ വീട്ടമ്മയുടെ കുറിപ്പ് – Pravasi Corner അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയാന്‍ വീട്ടമ്മയുടെ കുറിപ്പ് അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയാന്‍ വീട്ടമ്മയുടെ കുറിപ്പ് രാവിലെ തന്നെ കഴിക്കാന്‍ ഇഷ്ടപ്പെട്ട ഭ ക്ഷണം കഴിക്കുന്ന പുരുഷന്‍മാര്‍ ആരെങ്കിലും അടുക്കളയില്‍ യുദ്ധം ചെയ്യുന്ന സ്ത്രീകളുടെ വിഷമത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?ജോലിയുള്ള സ്ത്രീകളാണെങ്കില്‍ ഒരു മിനിറ്റുപോലും വിശ്രമമില്ലാതെയായിരിക്കും. അവസാനം രോഗത്തിനടിമയാകും. വീട്ടമ്മമാരുടെ ദുഖപൂര്‍ണ്ണമായ അനുഭവവം പങ്കുവച്ചിരിക്കുകയാണ് ഡോ ഷിനു ശ്യാമളന്‍. ഒരു സ്ത്രീ തലേ ദിവസമേ ആലോചിച്ചു വെല്‍ പ്ലാന്‍ ചെയ്താണ് പിറ്റേ ദിവസം അടുക്കളയിലെ കാര്യം മുതല്‍ ആ വീട്ടിലെ ഓരോ കാര്യങ്ങളും നടത്തുന്നത്. അടുക്കളയില്‍ നിനക്ക് എന്ത് മല മറിക്കുന്ന പണിയാണ് എന്നു ചോദിക്കുന്ന പുരുഷന്മാര്‍ അറിയണം. മല മറിക്കുന്നതൊക്കെ അത്ര വലിയ കാര്യമൊന്നുമല്ല. നാളെ രാവിലെ ദോശ കഴിക്കണമെങ്കില്‍ അരിയും ഉഴുന്നും തലേ ദിവസം രാവിലെയോ ഉച്ചയ്‌ക്കോ വെള്ളത്തിലിട്ട് കുതിര്‍ന്ന് അത് തലേ ദിവസം സന്ധ്യയ്ക്ക് അരച്ചു മാവ് എടുത്തു വെക്കണം. അല്ലെങ്കില്‍ രാവിലെ ദോശയോ ഇടലിയോ കഴിക്കാന്‍ സാധിക്കില്ല. അപ്പത്തിന്റെ കാര്യവും നേരത്തെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ രാവിലെ എന്നും നിങ്ങള്‍ വല്ല ചപ്പാത്തിയോ, ഗോതമ്പ് ദോശയോ കഴിക്കേണ്ടി വന്നേനെ. സ്മരണ വേണം. സ്മരണ തലേ ദിവസമേ അവള്‍ പ്രഭാതഭക്ഷണം, ഊണ് ഇവയ്ക്ക് വേണ്ട കറികളോക്കെ പകുതി ഉണ്ടാക്കുകയോ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുകയോ ചെയ്യും. രാവിലെ അടുക്കളയിലെ ഒരു ദിവസത്തെ ‘മെനു’ ഉണ്ടാക്കിയ ശേഷവുമുണ്ട് അവള്‍ക്ക് മറ്റ് കുറെ ജോലികള്‍. കുട്ടികളെ കുളിപ്പിക്കണം, അവരുടെ മുടി കെട്ടണം, ഷൂ ഇടീക്കണം, ടിഫിന്‍ റെഡിയാക്കി ബാഗില്‍ വെക്കണം, ഭര്‍ത്താവിന് ടിഫിന്‍ തുടങ്ങിയ കലാപരിപാടികള്‍ കഴിഞ്ഞതിന് ശേഷം അവള്‍ക്ക് കുളിച്ചു തയ്യാറാകണം. തയ്യാറായി സമയമുണ്ടേല്‍ വല്ലതും പ്രഭാതഭക്ഷണം എന്ന പേരില്‍ കഴിച്ചാലായി. ജോലിയ്ക്ക് പോകേണ്ട സ്ത്രീകള്‍ സാരി ഉടുക്കേണ്ടത് നിര്‍ബന്ധമാണെങ്കില്‍ അതും കൂടി ഉടുത്തു ഓട്ടമാണ്. എങ്ങോട്ടാണെന്നോ ബസ്സിന്റെ പുറകെ കയ്യിലൊരു ഹാന്‍ഡ് ബാഗും തൂക്കി സ്ത്രീകള്‍ രാവിലെ വഴിയിലൂടെ ഓടുമ്പോള്‍ നിങ്ങളും ഓര്‍ക്കണം. രാവിലെ വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞു അവര്‍ ഓടുകയാണെന്ന്. ബസില്‍ തൂങ്ങി നിന്ന് ജോലിക്ക് എത്തുമ്പോള്‍ ഒരു കിടക്ക കിട്ടിയിരുന്നെങ്കില്‍ എന്നവള്‍ ആശിക്കും. പക്ഷെ വ്യാമോഹമാണ്. അവിടെയും ഒരുപാട് പണി ഉണ്ട്. ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഒന്ന് ഉറങ്ങാം എന്നു വിചാരിക്കുമ്പോള്‍ മക്കള്‍ക്ക് നാലു മണിക്ക് പലഹാരം ഉണ്ടാക്കി കൊടുക്കണം. മീന്‍ വാങ്ങിയത് വെട്ടാനുണ്ട്. കുട്ടികളെ കുളിപ്പിക്കണം. രാവിലെ കഴുകാതെ പോയ പാത്രങ്ങളൊക്കെ അവളെ നോക്കി ചിരിക്കുന്നുണ്ട്. അവ കഴുകണം. ഇതൊക്കെ കഴിഞ്ഞു കുളിച്ചു വരുമ്പോള്‍ അത്താഴം കഴിച്ചു കിടക്കുന്നതെ അവള്‍ക്ക് ഓര്‍മ്മയുണ്ടാകു. ഒരു സെക്കന്‍ഡ് കൊണ്ട് ഉറങ്ങി പോകും. ആ മാതിരി ഓട്ടമല്ലേ ഓടുന്നത്. ഈ ഓട്ടമൊക്കെ ഒളിംപിക്‌സില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എത്ര മെഡലുകള്‍ കിട്ടുമായിരുന്നു ഓടുന്ന ഒരു മെഷിയന്‍ പോലെയാണ് അവള്‍ കുട്ടികളുടെ യൂണിഫോം കഴുകി, തേച്ചു തലേ ദിവസമേ വെക്കണം. ഭര്‍ത്താവ് വെണമെങ്കില്‍ സ്വയം തേക്കട്ടെ. എല്ലാവരുടെയും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ നിങ്ങള്‍ യന്ത്രമൊന്നുമല്ല. യന്ത്രമാകേണ്ട ആവശ്യവുമില്ല. വാ തുറന്ന് പറയുക. കുട്ടികളും ഒരു പ്രായമാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യുവാന്‍ പഠിപ്പിക്കുക. ആണ്കുട്ടിയായാലും പെണ്കുട്ടിയായാലും സ്വയം പ്രാപ്തരാക്കുക. ആണ്കുട്ടികളെയും അടുക്കളയില്‍ കയറ്റുക. നാളെ അത് ഭാവി മരുമകള്‍ക്ക് ഉപകാരമാകും ഇത് കൂടാതെ ആട്, കോഴി, പശു വീട്ടിലുള്ള സ്ത്രീകളുടെ കാര്യം പറയുകയെ വേണ്ട. വീട്ടു ജോലി കഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല. മാസമുറയോട് അനുബന്ധിച്ചു കടുത്ത വയറുവേദന, നടുവേദന, തലവേദന അനുഭവിക്കുന്ന സ്ത്രീകള്‍ ഇതൊക്കെ അവഗണിച്ചു അടുക്കളയില്‍ കയറും. വേറെ വഴിയില്ല. ഭര്‍ത്താവ്..മക്കള്‍..കുടുംബം..കാര്യം ഇതൊക്കെയാണെങ്കിലും സ്വന്തം ശാരീരിക അസ്വസ്ഥതകള്‍ വീട്ടില്‍ ഉള്ളവരോട് പോലും പറയാതെ പണിയെടുക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവിനോടെങ്കിലും തുറന്ന് പറയുക. നിങ്ങള്‍ ഒരു യന്ത്രമല്ല. അതിരാവിലെ കീ കൊടുത്തു രാത്രി വരെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല. മതിയായ വിശ്രമം നിങ്ങള്‍ക്കും ആവശ്യമാണ്. ശരീരം ശ്രേദ്ധിക്കുക. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോയി കാണിക്കണം. ‘പണി കഴിഞ്ഞിട്ട് നേരമില്ല’ എന്നു പറഞ്ഞു അസുഖങ്ങളെ കൂടെ കൂട്ടരുത്. സ്ത്രീയുടെ കൂടെ അവളെ സഹായിക്കുന്ന പുരുഷന്മാര്‍ ഈ കാലത്ത് അവള്‍ക്കൊരു ആശ്വാസമാണ്. അടുക്കള സ്ത്രീയുടെ മാത്രമല്ല, തനിക്കും അവളെ സഹായിക്കാം എന്ന മനസ്സുള്ള പുരുഷമന്മാര്‍ അവള്‍ക്കൊരു അനുഗ്രഹമാണ്. സ്ത്രീ ഒരു സംഭവം തന്നെയാണ്. അവള്‍ ഇല്ലെങ്കില്‍ കാണാമായിരുന്നു ധീര ജവാന്‍ വസന്ത കുമാറിനെ കുറിച്ച് പൊള്ളുന്ന ഓര്‍മ്മകളുമായി സുഹൃത്ത് മുപ്പത്താറുകാരിയുടെ കടിയെ കുറിച്ച് ആത്മ രോഷം കൊള്ളുന്നവര്‍ അറിയാന്‍; ഡോ വീണയുടെ കുറിപ്പ് ഞെട്ടിച്ചു കളഞ്ഞു. ഇതാണ് മലയാളി, ഇതാണ് പ്രവാസ ലോകത്തെ നന്മ. മലയാളികളായ പ്രവാസികളുടെ സഹജീവി സ്നേഹം പേര് കേട്ടതാണ്. പ്രവാസ ലോകത്ത് തന്റെ സഹജീവികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടാൽ സഹായിക്കാൻ ഒരാളെങ്കിലും കാണും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കും ഇവർ പലപ്പോഴും സഹായത്തിനായി എത്തുന്നത്. ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെ സൗദി അറേബ്യ അന്തരാരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായത് ദുബായിൽ കുടുങ്ങി പോയ പ്രവാസി മലയാളികളായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ടുള്ള യാത്രക്ക് സൗദി വിലക്ക് പ്രഖ്യാപിച്ചപ്പോൾ ദുബായിലെത്തി പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് പ്രവാസികൾ സൗദിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ യാത്ര വിലക്ക് പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. പലരുടെയും പക്കൽ കഷ്ടിച്ച് നിന്നുപോകാൻ മാത്രം പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായി എത്തിയ യാത്രാ വിലക്ക് മറികടക്കാൻ പലരും യു എ ഇ യിലുള്ള ബന്ധുക്കളുടെയും സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. യു എ ഇ യിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തവർ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലെ പ്രവാസി ഗ്രൂപ്പുകളിൽ പോസ്റ്റുകളിട്ടു. അത്തരത്തിലുള്ള ഒരു പോസ്റ്റിന് ലഭിച്ച പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സുധീഷ് ചന്ദ്രശേഖർ എന്ന വ്യക്തിയാണ് തനിക്ക് ലഭിച്ച സഹായ അഭ്യർത്ഥന ഓൾ കേരള പ്രവാസി അസോസിയേഷൻ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. സഹായം അഭ്യർത്ഥിച്ചയാളുടെ സഹോദരൻ ക്വാറന്റൈന് ശേഷം ഇന്ന് സൗദിയിലേക്ക് പുറപ്പെടാതായിരുന്നുവെന്നും യാത്ര വിലക്ക് മൂലം ദുബായിൽ കുടുങ്ങി കിടക്കുകയാണെന്നും അടുത്ത ദിവസം ഹോട്ടൽ റൂം ഒഴിഞ്ഞു കൊടുക്കണമെന്നും കയ്യിലെ പണമെല്ലാം തീർന്നെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. സഹായിക്കാൻ തയ്യാറാവുന്ന വ്യക്തിക്ക് ചിലവാകുന്ന പണം നാട്ടിലോ, എവിടെയും എത്തിച്ചു തരാൻ തയ്യാറാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ ആംബർ സഹിതമായിരുന്നു കുറിപ്പ്. ഇതിന് ലഭിച്ച മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഷിഖ് മട്ടൂൽ എന്ന പ്രവാസി മലയാളിയാണ് സഹായിക്കാൻ സന്നദ്ധത അറിയിച്ചത്. മറുപടിയിൽ ആഷിഖ് പറഞ്ഞത് “എന്നെ വിളിക്കാൻ പറ. പൈസ ഒന്നും വേണ്ട ബ്രോ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ നോക്കിക്കൊള്ളാം എന്നാണ്“ നിഷ്കളങ്കവും ആത്മാർത്ഥത നിറഞ്ഞതുമായ ഈ മറുപടി പ്രവാസി മലയാളിയുടെ സഹായ സന്നദ്ധതയും സഹജീവി സ്നേഹവും നന്മയും വെളിപ്പെടുത്തുന്നതാണെന്ന് നിരവധി പേർ കമന്റുകളിൽ പറയുന്നു. സഹായം അഭ്യർത്ഥിച്ച വ്യക്തിക്ക് താമസത്തിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു റൂം ശരിയായെങ്കിലും ഈ സഹായ സന്നദ്ധതയെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളുമായാണ് മലയാളികൾ ആഷിഖിനെ അഭിനന്ദിച്ചത്. ചലഞ്ചുകളിൽ ആകൃഷ്ടരായി അനുഭവം പങ്കു വെക്കുന്നവർക്ക് കെണിയൊരുക്കുന്നവർ സമൂഹ മാധ്യമങ്ങളിൽ സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ചലഞ്ചുകളുടെ തരംഗത്തിൽ ആകൃഷ്ടരായി സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നവർ ചതിക്കുഴികളിൽ പെടുന്നു. ഇത്തരക്കാരെ ലക്ഷ്യം വെച്ച് കെണിയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ ക്രിമിനൽ സംഘങ്ങൾ ഇന്റെനെറ്റിൽ പ്രവർത്തിച്ചു വരുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. ഇത്തരമൊരു ചലഞ്ചിൽ പങ്കെടുത്ത് കെണിയിൽ അകപ്പെട്ട ബിജു എന്ന പ്രവാസി മലയാളിയാണ് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടുള്ളത്. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. രണ്ടു തവണയാണ് തനിക്കുവേണ്ടി സൈബർ ക്രിമിനലുകളായ സ്ത്രീകൾ കെണിയൊരുക്കിയത്. എട്ടോളം പ്രൊഫൈലുകളിൽ നിന്നും കെണിയെന്ന വ്യാജേന ലക്ഷ്യം വെച്ചെങ്കിലും താൻ കരുതിയിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ഇപ്പോൾ തോന്നുന്നതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നതെന്ന് ബിജു പറയുന്നു. അധികവും ഫേക്ക് ഐഡിയിൽ നിന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. അതിൽ കുട്ടികളെ നോക്കാമെന്നു പറഞ്ഞ് സന്ദേശം അയച്ച ഒരു സ്ത്രീയുടെ ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി. സന്ദേശം വന്ന ഉടനെ അവരുടെ പ്രൊഫൈൽ താൻ പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. അതിനാൽ താൻ അവരുമായി പ്രതികരിച്ചു. ഞാൻ ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഉടനെ തന്നെ എനിക്ക് അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ തന്നെ കെണിയിൽ കുടുക്കാനായിരുന്നു ആ വീഡിയോ കോൾ എന്ന് കോൾ എടുത്ത ശേഷമാണ് തനിക്ക് മനസ്സിലായത്. താൻ കോൾ എടുത്തയുടനെ മറുവശത്തുള്ള അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. ചതിയാണെന്ന് മനസ്സിലായതോടെ താൻ ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും അവർ തന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തുവെന്നും ബിജു പറയുന്നു. എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദ്യം ചെയ്ത കോളിൽ എന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും അവർ തന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. തുടർന്ന് തന്റെ മെസഞ്ചറിൽ നിന്നും താനാണെന്ന വ്യാജേന ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ അവർ സന്ദേശങ്ങൾ അയച്ചു. എന്നാൽ തന്നെ വ്യക്തമായി അറിയാവുന്നവരായതിനാ‍ൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ തെറ്റിദ്ധാരണയിൽ നിന്ന് താൻ രക്ഷപ്പെട്ടു. അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. മുൻകാല അനുഭവം ഉള്ളതിനാൽ താൻ ആ കോളുകൾ അറ്റൻഡ് ചെയ്തില്ല. പിന്നീട് മറ്റൊരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചനയുടെ രൂപത്തിലായിരുന്നു അടുത്ത കെണി. പക്ഷെ ആലോചന വന്ന പ്രൊഫൈലിൽ അവരുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. വ്യാജ ഐഡി ആണെന്ന് സംശയം തോന്നിയതിനാൽ ഫോട്ടോ അയക്കാൻ‍ അവരോടു ഞാൻ ആവശ്യപ്പെട്ട. എന്നാൽ ഫോട്ടോ അയക്കുന്നതിന് പകരം ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വരികയാണ് ചെയ്തത്. ചതിയാണെന്ന് വ്യക്തമായതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് സന്ദേശം അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല. പലപ്പോഴും നമ്മളുമായി അടുത്ത് അറിയുന്നവരോ വ്യക്തമായി അറിയുന്നവരോ ആയിരിക്കും ഇതിന് പിന്നിൽ. അവർ ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി ചതിക്കുഴികളിൽ പെടുത്തി ബ്ളാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിക്കും. തന്റെ ഒറ്റപ്പെട്ട അനുഭവമല്ലെന്നും ഒരുപാട് പേർ കെണിയിൽ വീണു പോയിട്ടുണ്ടാകുമെന്നും മാനഹാനി ഓർത്ത് പുറത്ത് പറയാതിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഇത്തരം ചതിയിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ബിജു പറയുന്നു. വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ ഇൻസ്റ്റഗ്രാമിലൂടെ കൗമാരക്കാരായ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 20 കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് ഭാവന നഗർ ജില്ലയിലെ മഹുവ വില്ലേജ് സ്വദേശിയായ അൽഫാസ് ജമാനിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്. അൽഫാസിന്റെ മൊബൈലിൽ നിന്നും പെൺകുട്ടികളുടെ 700 ൽ പരം നഗ്ന ഫോട്ടോകൾ പോലീസ് കണ്ടെടുത്തു. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള ഇയാൾ ഉള്ളിക്കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്ന് സൈബർ സെൽ ഡി സി പി ഡോ. രശ്മി കരന്ദിക്കർ വ്യക്തമാക്കി. 9 മുതൽ 15 വയസ്സുള്ള പെൺകുട്ടികളെയാണ് അൽഫാസ് നോട്ടമിട്ടിരുന്നത്. അവരെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും അവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ബ്ളാക്ക്മെയിൽ ചെയ്തുമാണ് ഈ ചിത്രങ്ങൾ കൈവശപ്പെടുത്തിയതെന്ന് അൽഫാസ് കുറ്റസമ്മതം നടത്തി. സെപ്റ്റംബർ ആറിനാണ് മൈനർമാരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പൊലീസിന് പരാതി ലഭിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ നഗ്ന ചിത്രങ്ങൾ ആരോ അയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അപ്‌ലോഡ് ചെയ്തുവെന്നായിരുന്നു പരാതി. പരാതി ലഭിച്ചതോടെ സൈബർ പോലീസ് അന്വേഷണം തുടങ്ങി. ഐ പി നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ലൊക്കേഷൻ ഗുജറാത്തിലെ ഭാവന നഗറിലാണെന്ന് മനസ്സിലായി.പിന്നീട് പ്രത്യേക അനേഷണ സംഘത്തെ അയച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്തതോടെ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ തനിക്ക് ലഭിച്ചത് എങ്ങിനെയെന്ന് അയാൾ തുറന്ന് പറഞ്ഞു. മൈനർമാരായ പെൺകുട്ടികളെയും 15 വയസ്സ് വരെയുള്ള കൗമാരക്കാരികളെയും മാത്രമാണ് ഇയാൾ ലക്‌ഷ്യം വെച്ചിരുന്നത്. ഇവർക്ക് ഇയാൾ ഫ്രണ്ട്‌ റിക്വസ്റ്റ് അയക്കും. റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യുന്നവരുടെ ഇയാൾ ചാറ്റ് ചെയ്യാൻ തുടങ്ങുന്നു. പിന്നീട് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കുന്നു. പിന്നീട് അവ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റുന്നു. ആ ചിത്രങ്ങൾ പ്രതിയുടെ മറ്റു ഫേക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നു. പിന്നീട് ആ ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് ചിത്രങ്ങളുടെ ഉടമക്ക് അയച്ചു കൊടുക്കുന്നു. ആരോ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തുവെന്നും അത് ഡിലീറ്റ് ചെയ്യാൻ സഹായിക്കാമെന്നും ഡിലീറ്റ് ചെയ്യാനായി യൂസർ നെയിമും പാസ്‌വേർഡും ആവശ്യമാണെന്നും ധരിപ്പിച്ച് അവ കൈവശപ്പെടുത്തുന്നു. യൂസർ നെയിമും പാസ്‌വേർഡും ലഭിച്ചു കഴിഞ്ഞാൽ ആ അക്കൗണ്ടിൽ നിന്നും ആ പെൺകുട്ടിയുടെ പെണ്കുട്ടികളായ മറ്റു സുഹൃത്തുക്കളോട് ആ പെണ്കുട്ടിയെന്ന വ്യാജേന ചാറ്റിങ് ആരംഭിക്കുന്നു. ആകാര ഭംഗി ലഭിക്കാനുള്ള മരുന്നിന്റെ പേര് പറഞ്ഞു വിശ്വസിപ്പിച്ച് ആ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും പ്രതി കൈക്കലാക്കുന്നു. ഇത്തരത്തിൽ കൈക്കലാക്കിയതും മോർഫ് ചെയ്തതുമായ 700 ചിത്രങ്ങൾ പരാതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ കുറ്റം ചെയ്യാൻ ഉപയോഗിച്ചിരുന്ന 17 വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ നമ്മിലേയ്ക്കു വരുന്ന ദൈവം ആഗമനകാലം ആദ്യവാരം സുവിശേഷവിചിന്തനം. വിശുദ്ധ മത്തായി 24, 37-44. വചനപ്രഭാഷണം ശബ്ദരേഖയോടെ ഇതാ, വീണ്ടും ആഗമനകാലം മറ്റൊരു ക്രിസ്തുമസ്സ് ആസന്നമാകുന്നു ആഗമനകാലം ആദ്യവാരത്തിലെ ഞായറാഴ്ചയോടെ നാം പുതിയൊരു ആരാധനക്രമവത്സരം ആരംഭിക്കുകയാണ്. ദൈവരാജ്യത്തിന്‍റെ നിറവിലേയ്ക്ക് ചരിത്രത്തില്‍ നമ്മെ നയിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്‍റെകൂടെയുള്ള അജഗണത്തിന്‍റെ ആത്മീയ തീര്‍ത്ഥാടനമാണ് ആഗോളസഭയില്‍ ആരംഭിക്കുന്നത്. അതിനാല്‍ ഈ ദിനങ്ങള്‍ക്ക് പ്രത്യേക ചാതുരിയും ചരിത്രത്തിന്‍റെ ആഴമായ സ്പന്ദനവുമുണ്ട്. മനുഷ്യകുലം മുഴുവനും ജനതകളും, സംസ്കാരങ്ങളും, രാജ്യങ്ങളും സഭയോടുചേര്‍ന്ന് നവമായൊരു പാന്ഥാവിലൂടെ തങ്ങളുടെ വിളിയും ജീവിതദൗത്യവും പുനരാവിഷ്ക്കരിക്കുന്ന ആത്മീയ യാത്രയുടെ സവിശേഷ ഘട്ടവും പ്രാര്‍ത്ഥനയുടെ ദിനങ്ങളുമാണിത് ആഗമനകാലം! 2. ദൈവിക സാമീപ്യത്തിന്‍റെ 3 തലങ്ങള്‍ ദൈവം മനുഷ്യകുലത്തെ സന്ദര്‍ശിക്കുന്നുവെന്ന സദ്വാര്‍ത്തയാണ് ഇന്നത്തെ വചനത്തിന്‍റെ കേന്ദ്രം. വചനാനുസൃതം മൂന്നു തരത്തിലാണ് അവിടുത്തെ സന്ദര്‍ശനം, ആഗമനം 1) ആദ്യസന്ദര്‍ശം അവിടുത്തെ മനുഷ്യാവതാരം തന്നെയാണ്. ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവം മനുഷ്യനായ് പിറന്ന സംഭവമാണിത് 2) രണ്ടാമത്തെ സന്ദര്‍ശനം നമ്മുടെ ജീവിതത്തിന്‍റെ വളരെ സാധാരണ സംഭവങ്ങളിലേയ്ക്ക് ദൈവം കടന്നുവരുന്നതാണ്, പലപ്പോഴും നാം അറിയാതെ! അവിടുന്നു നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. ജീവിതങ്ങള്‍ മാറ്റി മറിക്കുന്നു. മനുഷ്യജീവിതത്തിലെ ദൈവത്തിന്‍റെ സാന്ത്വന സാമീപ്യമാണിത് 3) ഇനി മൂന്നാമത്തേത്, ജീവിക്കുന്നവരുടെയും മരണമടഞ്ഞവരുടെയും വിധിയാളനായി അവിടുന്നു മഹത്വത്തോടെ വീണ്ടും വരും, എന്ന് വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്ന സത്യമാണ്. ആ നാളേതെന്ന് നമുക്കു നിശ്ചയമില്ല. അതു നമ്മുടെ ഓരോരുത്തരുടേയും ജീവിതാന്ത്യമാകാം, ഒരു യുഗാന്ത്യമാകാം. അതിനാല്‍ കരുതലോടെ ജീവിക്കാം! ജാഗ്രതയുള്ളവരായിരിക്കണമെന്ന് സുവിശേഷം താക്കീതു നല്കുന്നു. ജീവിതത്തിലെ വളരെ സാധാരണ സംഭവങ്ങളെയും അതിലേയ്ക്ക് ആകസ്മികമായി കടന്നുവരുന്ന ദൈവിക സാന്നിദ്ധ്യവും തമ്മിലുള്ള വൈരുദ്ധ്യമെന്നു തോന്നിയേക്കാവുന്ന സംഭവങ്ങളാണ് ഇന്നത്തെ സുവിശേഷം ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തു പറയുന്നത് ഇപ്രകാരമാണ്, “നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും, വിവാഹം കഴിച്ചും കഴിപ്പിച്ചും ജീവിച്ചു. ജലപ്രളയം വന്ന് സംഹരിക്കുംവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനവും” (മത്തായി 24, 28-29 ഒരു ദുരന്തത്തിനു മുന്‍പുള്ള വിനാഴികയെക്കുറിച്ചു നാം ചിന്തിക്കുകയാണെങ്കില്‍, തലകീഴായി മറിയുന്നതിനു മുന്‍പ് പൊതുവെ അന്തരീക്ഷം പ്രശാന്തമാണ്. എല്ലാം വളരെ സാധാരണഗതിയില്‍ മുന്നോട്ടു പോകുന്നു. സുവിശേഷം നമ്മെ ഭീതിപ്പെടുത്തുകയല്ല, സാധാരണ ജീവിത ചുറ്റുപാടുകളില്‍നിന്നും, അനുദിനജീവിത വ്യഗ്രതകളുടെ മേഖലകളില്‍നിന്നും ഏറെ വ്യത്യസ്തമായൊരു ചക്രവാളത്തിലേയ്ക്ക് മനസ്സു തുറക്കാനുള്ള ആഹ്വാനംനല്കുകയാണ്. അത് അനുദിന കാഴ്ചപ്പാടുകളെ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യാനുള്ള ആഹ്വാനമാണ്. നമ്മിലേയ്ക്കു വരുന്ന രക്ഷകനായ ക്രിസ്തുവുമായുള്ള ബന്ധവും അവിടുത്തെ സാന്നിദ്ധ്യസ്പര്‍ശവും തീര്‍ച്ചയായും ജീവിതകാഴ്ചപ്പാടുകളെയും നമ്മുടെ ജീവിത മേഖലകളെയും മെച്ചപ്പെടുത്തും, മാത്രമല്ല അവയെ ഏറെ വിലപ്പെട്ടതും നിര്‍ണ്ണായകവുമാക്കി മാറ്റുകയുംചെയ്യും. ദൈവമനുഷ്യനായ ക്രിസ്തു നമ്മുടെ ജീവിതത്തിന്‍റെ ഓരോ നീക്കങ്ങള്‍ക്കും വ്യത്യസ്തമായ പ്രകാശവും, അന്തസ്സത്തയും, പ്രതീകാത്മകമായ മൂല്യവും പകര്‍ന്നുതരുന്നുണ്ട്. ജീവിതത്തില്‍ ഭൗമികത കീഴ്പ്പെടുത്താത്തതും, എന്നാല്‍ അവയെ നാം ഉപയോഗിക്കുകയും കൈകാര്യംചെയ്യുന്നതുമായ ഒരു “മിതശൈലി”ക്കായുള്ള (sobriety) ക്ഷണമാണ്, ക്രിസ്തു സുവിശേഷത്തിലൂടെ ഈ ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ നമ്മോടു പ്രബോധിപ്പിക്കുന്നത്. ഇതൊരു നവമായ കാഴ്ചപ്പാടാണ്. കാരണം അന്ത്യനാളില്‍ ദൈവവുമായുള്ള നമ്മുടെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ നമ്മുടെ അനുദിന ജീവിതക്രമങ്ങള്‍ അഭൗമമായ ദൈവിക ചക്രവാളത്തിന്‍റെ വീക്ഷണത്തിലായിരിക്കണമെന്ന് ഈ പുണ്യകാലത്തിന്‍റെ ആരംഭത്തില്‍ വചനം നമ്മെ അനുസ്മരിപ്പിക്കുന്നു. അന്ത്യനാളിലെ ആ കൂടിക്കാഴ്ചയിലേയ്ക്ക് സുവിശേഷം പ്രായോഗികമായി നമ്മെ നയിക്കുന്നത് രണ്ടു ചെറിയ ഉപമകളിലൂടെയാണ്. “രണ്ടു പേര്‍ വയലിലായിരിക്കും. ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ ‍പൊടിച്ചുകൊണ്ടിരിക്കും. ഒരാള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും” (40-41 രണ്ടു സംഭവങ്ങളും സദാ ജാഗരൂകരായിരിക്കുവാനുള്ള ക്രിസ്തുവിന്‍റെ വലിയ ക്ഷണമാണ്. കാരണം അവിടുന്ന് എപ്പോഴാണു വരികയെന്നും, എപ്പോഴാണു നമ്മെ വിളിക്കുകയെന്നും അറിയില്ല. വിളിക്കുന്ന ദൈവത്തിന്‍റെകൂടെ പോകുവാനും, അവിടുത്തെ സന്നിധി പൂകുവാനും നാം എപ്പോഴും തയ്യാറായിരിക്കണമെന്ന് വചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. 6. ബെതലഹേമിലെ ദൈവത്തിങ്കലേയ്ക്ക് ഒരു യാത്ര എന്നും എന്തും സംഭവിക്കുന്ന നമ്മുടെ ജീവിതത്തിന്‍റെ നവീനതകളെ വിശ്വാസത്തിന്‍റെ ഹൃദയചക്രവാളത്തില്‍ വ്യത്യസ്തമായി കാണാന്‍ ഈ ആഗമനകാലം നമ്മെ സഹായിക്കേണ്ടതാണ്. ദൈവം എപ്പോഴാണു വരിക, എപ്പോഴാണു നമ്മെ വിളിക്കുക എന്നു കൃത്യമായി ആര്‍ക്കും അറിവില്ലാത്തതിനാല്‍, നമ്മുടെ സുനിശ്ചിതത്ത്വങ്ങളില്‍ ആശ്രിയിക്കാതെയും, സ്ഥിരം തന്ത്രങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കാതെയും ആഗതനാകുന്ന ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ നാം തുറവുള്ളവരാകണം. കാരണം അവിടുന്നു വരുന്നത് ഏറെ മനോഹരവും, വിസ്തൃതവുമായ തലങ്ങളിലേയ്ക്ക് നമ്മെ ഉയര്‍ത്തുവാനും വളര്‍ത്തുവാനുമാണെന്ന് മനസ്സിലാക്കണം. ഈ യാത്ര എങ്ങോട്ടാണെന്നും, ലക്ഷൃം എന്താണെന്നും ഏശയാ പ്രവാചകന്‍വഴി ദൈവം പറഞ്ഞുതരുന്നുണ്ട്. “ജനതകളുടെ മദ്ധ്യത്തില്‍ അവിടുന്ന് വിധികര്‍ത്താവായിരിക്കും. ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവിടുന്ന് അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും, അവരുടെ കുന്തം വാക്കത്തിയും ആയി കര്‍ത്താവ് അടിച്ചു പരത്തി, രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരെ പിന്നെ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയുമില്ല” (ഏശയ്യ 2, 4 പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 25-ന് ജപ്പാനിലെ നാഗസാക്കിയിലും ഹിരോഷിമയിലും ആവര്‍ത്തിച്ചത് സമാധാനത്തിനുള്ള ഈ പ്രവാചകശബ്ദം തന്നെയാണ്. വാളും, പരിചയും, കുന്തവും, ആണവായുധങ്ങളുമെല്ലാം ഇല്ലാതാക്കപ്പെടണം. ഇനി യുദ്ധമുണ്ടാവരുത്! എന്നാല്‍ എന്നാണ് ഇത് സംഭവിക്കുക? നമ്മുടെ ആയുധങ്ങള്‍ അടിയറവച്ച്, നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കുന്ന ദിനങ്ങള്‍ എത്ര സന്ദരമായിരിക്കും! ഇതു സാധ്യമാണ്. നാം പ്രത്യാശ കൈവെടിയരുത്. സമാധാനത്തിനായി പ്രത്യാശയോടെ നാം മുന്നേറണം. ആത്മീയതയുടെ ചക്രവാളങ്ങളിലേയ്ക്കുള്ള യാത്ര ഒരിക്കലും അവസാനിക്കാത്തതാണ്. അതിനാല്‍ നാം ഓരോരുത്തരും ജീവിതത്തില്‍ നമ്മുടെ അസ്തിത്വത്തിന്‍റെ ലക്ഷൃങ്ങള്‍ രൂപപ്പെടുത്തുകയും, പങ്കുവയ്ക്കുകയും നേടേണ്ടിയുമിരിക്കുന്നു. മാത്രമല്ല ഈ ചക്രവാളത്തിനായുള്ള മനുഷ്യകുലത്തിന്‍റെ തിരച്ചില്‍ കാലക്രമത്തില്‍ നവീകരിക്കേണ്ടിയുമിരിക്കുന്നു. നാം നടക്കുന്നത് പ്രത്യാശയുടെ വഴികളിലാണ്. ഇന്നാരംഭിക്കുന്ന ആഗമനകാലം നമ്മെ നയിക്കുന്നത് പ്രത്യാശയുടെ ആത്മീയ തലത്തിലേയ്ക്കാണ്. നമ്മെ ഒരിക്കലും ഭഗ്നാശരാക്കാത്ത ദൈവികതയുടെയും ദൈവവചനത്തിന്‍റെയും അനശ്വര ചക്രവാളത്തിലേയ്ക്കാണ് ആഗമനകാലം നമ്മെ വിളിക്കുന്നത്. വിളിക്കുന്നവന്‍ വിശ്വസ്തനാണ്. നമ്മെ അവിടുന്ന് നിരാശരാക്കുന്നില്ല, എന്ന സത്യം മനോഹരവുമാണ്. സജീവമായ കാത്തിരിപ്പിന്‍റെയും ജാഗ്രതയുടെയും നാളുകളാവട്ടെ ഇനിയുള്ളത്. എന്‍റെ ജീവിതമാകുന്ന ചെറുകുടിലിന്‍റെ വാതില്‍ തുറന്നു ക്രിസ്തു വരും, ഹോംപുതിയ കാറുകൾവാർത്തഫോക്സ്‌വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്‌കോഡ കരോക്കും പ്രധാന എതിരാളികൾ ഫോക്സ്‌വാഗൺ ടി-റോക്ക് അവതരിപ്പിച്ചു; ജീപ്പ് കോമ്പസും സ്‌കോഡ കരോക്കും പ്രധാന എതിരാളികൾ പൂർണ്ണ സജ്ജമായതും ഇറക്കുമതി ചെയ്തതുമായ പെട്രോൾ വേരിയന്റായാണ് ടി-റോക്കിന്റെ വരവ്. ഹെഡ്‌ലാമ്പുകൾക്കും ടെയിൽ ലാമ്പുകൾക്കും പൂർണ്ണ എൽഇഡി സെറ്റപ്പ്, സജ്ജീകരണം, പനോരമിക് സൺറൂഫ്, ഡുവൽ സോൺ ക്ലൈമറ്റ് കൺ‌ട്രോൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. എൽ‌ഇ‌ഡി റണ്ണിംഗ് ലാമ്പുകളുള്ള ഡ്യുവൽ-ചേംബർ എൽഇഡി ഹെഡ്‌ലൈറ്റുകളും ബമ്പറിൽ ഉറപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളുമാണ് ടി-റോക്കിൽ പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നത്. വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ 17 ഇഞ്ച് അലോയ് വീലുകൾ നിറഞ്ഞു നിൽക്കുന്നതിനാൽ ഇതൊരു കൂപ്പെയെ ഓർമ്മിപ്പിക്കും. പനോരമിക് സൺറൂഫ്, പിൻവശത്ത് സൈഡ്-സ്വീപ്പ്ഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ബ്രാൻഡ് ബാഡ്ജിംഗ്, ബൂട്ട്ലിഡിന്റെ മധ്യഭാഗത്തുള്ള ടി-റോക്ക് അടയാളം എന്നിവയും ശ്രദ്ധേയം. ആർ‌എസ്‌എ (റോഡ്‌സൈഡ് അസിസ്റ്റൻസ് മൂന്ന് സൌജ്യൻ സർവീസുകൾ എന്നിവയുൾപ്പെട്ട 4 വർഷത്തെ വാറണ്ടിയും ഫോക്സ്‍വാഗൺ ടി-റോക്ക് വാങ്ങുന്നവർക്ക് ഉറപ്പ് നൽകുന്നു. ജീപ്പ് കോമ്പസ്, വരാനിരിക്കുന്ന സ്‌കോഡ കരോക്ക്, ഹ്യുണ്ടായ് ട്യൂസൺ ഫേസ്‌ലിഫ്റ്റ് എന്നിവയാണ് ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ പ്രധാന എതിരാളികൾ. ഈ പുതിയ മിഡ്-സൈസ് ഫോക്സ്‌വാഗണെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. കൂടുതൽ വായിക്കാം: ഫോക്സ്‌വാഗൺ ടി-റോക്ക് ഓട്ടോമാറ്റിക്. ആവേശോജ്വലമായ പോരാട്ടത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നീലീഗിരി മേഖലയിലെ സോണറ്റ് മന്നാർകുളം, സോന പാലക്കുന്നേൽ എന്നിവർക്കും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കല്ലോടി മേഖലയിലെ മറീന കുരിയക്കാട്ടിൽ, അജിത് പോൾ പറയിടത്തിൽ എന്നിവർക്കും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കല്ലോടി മേഖലയിലെ ജോൺസ്റ്റെയ്ൻസ് കുരിയക്കാട്ടിൽ, ഡാനിഷ് തെക്കിനാലിൽ എന്നിവർക്കും അഭിനന്ദനങ്ങൾ ആശംസകൾ ബെസ്റ്റ് പ്രൊപോസറായി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി മേഖലയിലെ അജയ് കുന്നേലിനും ബെസ്റ്റ് ഓപ്പോസറായി തിരഞ്ഞെടുക്കപ്പെട്ട നീലഗിരി മേഖലയിലെ സോന പാലക്കുന്നേലിനും അഭിനന്ദനങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ എല്ലാ മത്സരാർത്ഥികൾക്കും ആശംസകൾ 'പുനത്തിലിന്റെ ശബ്ദം നനഞ്ഞു; ജീവിതത്തില്‍നിന്ന് ഹലീമ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല Punathil Kunjabdulla| T. Rajan| Books| Mathrubhumi 'പുനത്തിലിന്റെ ശബ്ദം നനഞ്ഞു; ജീവിതത്തില്‍നിന്ന് ഹലീമ പിന്‍വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല' ഹലീമ മനസ്സാ അതു ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. അവരുടെ കുടുംബാംഗങ്ങളുടെ ഇടപെടല്‍ ആകാം അത്. അതിനുള്ള എല്ലാ സാഹചര്യവും പുനത്തില്‍ ഒരുക്കിയിട്ടുമുണ്ട്. പുനത്തില്‍ ഒപ്പിട്ടു കൊടുത്തു. 'പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എന്ന പുസ്തകം ഇന്ന് എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തിരിക്കുകയാണ്. പുനത്തിലിന്റെ സന്തതസഹചാരിയായിരുന്ന ടി. രാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം പുനത്തിലിന്റെ നാലാം ചരമ വാര്‍ഷികദിനത്തിലാണ് വായനക്കാര്‍ക്കു മുന്നിലെത്തുന്നത്. ഈയവസരത്തില്‍ പുനത്തിലോര്‍മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരന്‍. എഴുപതുകളിലെ പുനത്തില്‍ കുഞ്ഞബ്ദുള്ള തനിക്കൊപ്പം അവസാനനാളുകള്‍ വരെ കൊണ്ടുനടന്നിരുന്ന സൗഹൃദങ്ങളിലൊന്നാണ് ടി. രാജന്‍ മാഷ്' എന്ന് പുനത്തില്‍ വിളിച്ചിരുന്ന രാജന്‍ മാഷിന്റെ ഓര്‍മകളിലെ ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെക്കുറിച്ച്? 1971-ലാണ് പുനത്തില്‍ വൈദ്യപഠനം കഴിഞ്ഞിട്ട് നാട്ടിലേക്ക് തിരിച്ചുവരുന്നത്. അക്കാലത്ത് എം.ബി.ബി.എസ്സുകാര്‍ കുറവാണ്. നാട്ടില്‍ എല്‍.ഐ.എമ്മുകാരാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നു കുറിച്ചു കൊടുക്കുന്നത്. പഴയ കാലത്ത് അങ്ങനെയാണ്. എം.ബി.ബി.എസ്സുകാരെ കിട്ടാനില്ലാത്തതുകൊണ്ട് രോഗികള്‍ക്ക് ആശ്രയം എല്‍.ഐ.എമ്മുകാരാണ്. അതുകൊണ്ടുതന്നെ കോഴിക്കോട് ജില്ലയിലെ എം.ബി.ബി.എസ്സുകാരെല്ലാം കൂടി കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറെ പോയിക്കണ്ടു. പുനത്തില്‍ കുഞ്ഞബ്ദുള്ള മുന്‍നിരയിൽത്തന്നെയുണ്ട്. ഡി.എം.ഒയോട് തങ്ങളുടെ തൊഴില്‍രഹിതമായ അവസ്ഥയെക്കുറിച്ചും ഇവിടുത്തെ ആരോഗ്യമേഖലയില്‍ എം.ബി.ബി.എസ്സുകാര്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവല്‍ക്കരിച്ചു. ഡി.എം.ഒ. ഉടന്‍ തന്നെ ക്ലാര്‍ക്കിനെ വിളിച്ചിട്ട് എവിടെയെല്ലാമാണ് ഡോക്ടര്‍മാര്‍ ഇല്ലാത്തത് എന്നു കണ്ടുപിടിച്ച് ടൈപ്പ് ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. ക്ലാര്‍ക്ക് അതുപോലെ ചെയ്തു. ഡി.എം.ഒ. ആ ലിസ്റ്റ് ആകമാനം നോക്കിയിട്ട് പുനത്തിലിന്റെയും കൂട്ടരുടെയും മുന്നിലേക്ക് ലിസ്റ്റ് നീട്ടിയിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇതില്‍പ്പറഞ്ഞിരിക്കുന്ന ഏതു പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം. സൗകര്യമുള്ള കേന്ദ്രങ്ങള്‍ക്കുനേരെ പേരും വിലാസവും എഴുതി ഒപ്പിട്ട് തരണം പുനത്തില്‍ ചേറോട് പ്രൈമറി ഹെല്‍ത്ത് സെന്ററിനുനേരെ പേരെഴുതി ഒപ്പിട്ടു. പുനത്തില്‍ മെഡിക്കല്‍ ഓഫീസറായി നിയമിതനായിക്കൊണ്ടുള്ള നിയമന ഉത്തരവ് അപ്പോല്‍ തന്നെ കൈപ്പറ്റി. അഞ്ഞൂറ് രൂപയാണ് ശമ്പളം. ഗസറ്റഡ് റാങ്കും സ്വന്തമായി ബില്ലെഴുതി ട്രഷറിയില്‍നിന്നു കൈപ്പറ്റാനുള്ള സ്വാതന്ത്ര്യവും ഉള്ള പദവിയോടെയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന അലിഗഡ് പ്രൊഡക്ട് കേരളത്തിലെ ആരോഗ്യമേഖലയെ സേവിക്കാന്‍ തുടങ്ങുന്നത്. ഒന്നുരണ്ടു കൊല്ലക്കാലമേ ആ ജോലിയില്‍ അദ്ദേഹം തുടര്‍ന്നുള്ളൂ. കൂടുതല്‍ വരുമാനം ലഭിക്കുന്ന മേഖല സ്വകാര്യ പ്രാക്ടീസാണെന്ന് മനസ്സിലാക്കിയ പുനത്തില്‍ എടച്ചേരിയില്‍ സ്വകാര്യ പ്രാക്ടീസ് തുടങ്ങി. അക്കാലത്താണ് വടകര മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഡോ. പി.പി. ബാലകൃഷ്ണന്‍ പുനത്തിലിനെ പരിചയപ്പെടുന്നത്. സാഹിത്യാഭിരുചിയുള്ള പി.പി. ബാലകൃഷ്ണന്‍ വടകരയിലെ ആദ്യലക്ഷണയുക്ത ആശുപത്രി എന്നുപേരെടുത്ത ജനത ഹോസ്പിറ്റല്‍ സ്ഥാപിച്ചപ്പോള്‍ പുനത്തിലിനെ സേവനത്തിനായി ക്ഷണിച്ചു. പുനത്തില്‍ സന്തോഷപൂര്‍വം ആ ക്ഷണം സ്വീകരിച്ചു. ആ കാലത്താണ്‌ പുനത്തിലിനെ ഞാന്‍ പരിചയപ്പെടുന്നത്. അധ്യാപകനായിരുന്നുവെങ്കിലും ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലും പ്രവര്‍ത്തിച്ചിരുന്ന ഞാന്‍ സാഹിത്യസമ്മേളനങ്ങളില്‍ പുനത്തിലിനെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് നേരില്‍ പോയി കണ്ടതും സംസാരിച്ചതും. പുനത്തില്‍ എന്നെ മാഷെ എന്നും ഞാന്‍ അദ്ദേഹത്തെ ഡോക്ടറെ എന്നും വിളിച്ചുപോന്നു. പുനത്തില്‍ അധികകാലം അവിടെ നിന്നില്ല. ജനത ആശുപത്രി വിട്ട് വടകരയിലെ എടോടി എന്ന സ്ഥലത്ത് മൂന്നുമുറികള്‍ ഒരു കടയ്ക്കു മുകളില്‍ എടുത്ത് അദ്ദേഹം സ്വന്തമായി ക്ലിനിക് തുടങ്ങി. പുനത്തില്‍ സ്വന്തമായി ക്ലിനിക് തുടങ്ങിയ കാലംതൊട്ട് ഞങ്ങള്‍ തമ്മില്‍ ആത്മാര്‍ഥമായ ബന്ധം പുലര്‍ത്തി വന്നു. സ്‌കൂള്‍ വിട്ടാല്‍ ഞാന്‍ നേരെ ക്ലിനിക്കിലെത്തും. രോഗികളെയൊക്കെ പറഞ്ഞയച്ച ശേഷം, ആറു മണിയോടെ ഞങ്ങളുടെ സംസാരം തുടങ്ങും. പുനത്തില്‍ ഇന്നേവരെ അദ്ദേഹം എഴുതിയ കഥകളെക്കുറിച്ചോ നോവലിനെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല. നാല്‍പ്പഞ്ചു വര്‍ഷക്കാലം ഞാനും ഡോക്ടറും തമ്മില്‍ ആത്മാര്‍ഥബന്ധം തുടര്‍ന്നു. അതിനിടയില്‍ ഒരു തവണ പോലും സ്വന്തം കഥയെപ്പറ്റി ഒരക്ഷരം മിണ്ടാത്ത പുനത്തില്‍ പക്ഷേ, ലോകത്തെ സകലസാഹിത്യവും പറഞ്ഞിരുന്നു. നാട്ടിലെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക, ആരോഗ്യമേഖലകളിലെ പ്രശ്‌നങ്ങള്‍ പറയും. രോഷാകുലനാവും. അദ്ദേഹം മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായി കഴിഞ്ഞതിനുശേഷമാണ് ഞാന്‍ പരിചയം സ്ഥാപിക്കുന്നത്. ഡിഗ്രിയ്ക്ക് ബ്രണ്ണന്‍ കോളേജില്‍ മലയാളം പഠിച്ചയാളാണ് പുനത്തില്‍. എം.എന്‍. വിജയന്‍ മാഷിന്റെ ശിഷ്യനാണ്. വ്യാകരണം അറിയാത്തയാളല്ല. അറിയാതെയല്ല, ബോധപൂര്‍വം സൃഷ്ടിച്ചതാണ്. ഡോ. കെ.എൻ. എഴുത്തച്ഛന്റെ ലേഖനമാണ് ആ ലക്കം കവര്‍ സ്‌റ്റോറി. രണ്ടാമത് പുനത്തിലിന്റെ കഥയും. അക്കാലത്തെ ആഴ്ചപ്പതിപ്പിന്റെ സ്വഭാവമനുസരിച്ച് ചെറുകഥ അച്ചടിക്കുക അവസാനത്തെ പേജുകളിലാണ്. ആഴ്ചപ്പതിപ്പ് രണ്ടാം സ്ഥാനം കൊടുത്ത കഥയാണ് ജീവശ്ശവം. അത് എഴുത്തുകാരന്റെ ഔന്നത്യമാണ്. അന്ന് പുനത്തിലിന് വയസ്സ് ഇരുപത്തിയഞ്ച്. പതിനെട്ടാം വയസ്സുതൊട്ടേ കഥയുടെ ഔന്നത്യം കൊണ്ട് മുതിര്‍ന്ന എഴുത്തുകാരുടെ പട്ടികയിലേക്ക് കടന്നതാണ് പുനത്തില്‍. അങ്ങനെയുള്ള പുനത്തില്‍ തന്റെ എഴുത്തുകളെക്കുറിച്ച് ഒരക്ഷരം പറയില്ല. പുനത്തിലിന്റെ എല്ലാ ശീലങ്ങളും രാജന്‍ മാഷ് കണ്ടറിഞ്ഞതാണ് അതേക്കുറിച്ച് പറയാനുണ്ട്. പ്രാക്ടീസ് കഴിഞ്ഞാല്‍ അദ്ദേഹം നേരെ വീട്ടിലേക്കു പോകുമ്പോള്‍ അധികവും ഞാനും കൂടെ പോകുമായിരുന്നു. അന്നദ്ദേഹം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കൃത്യമായ വൃത്തിബോധവും സൗന്ദര്യബോധവും അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടിലെത്തിയാല്‍ നേരെ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണവും കഴിച്ച് വീണ്ടും ഞങ്ങള്‍ സംസാരിക്കാനിരിക്കും. പത്ത് പതിനൊന്നുമണിവരെ ആ സംസാരം നീളും. അത്താഴം അദ്ദേഹത്തോടൊപ്പം കഴിക്കും. വീണ്ടും സംസാരിക്കും. പുനത്തിലിന്റെ കാഴ്ചപ്പാടുകള്‍ നമ്മള്‍ക്ക് കേട്ടാലും കേട്ടാലും തീരില്ല. ലോകത്തെക്കുറിച്ച് അതിവിശാലമായ കാഴ്ചപ്പാടുണ്ടായിരുന്നു ഡോക്ടര്‍ക്ക്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയായിരുന്നു. ഞാനന്ന് അവിവാഹിതനാണ്. വീട്ടില്‍ നമ്മുടെ വരവ് അറിയിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മിക്കവാറും പുനത്തിലിന്റെ വീട്ടില്‍ത്തന്നെയായിരുന്നു ഉറക്കവും. രാജന്‍മാഷ് അറിയുന്ന പുനത്തില്‍ കുടുംബസ്ഥനായ, ഉത്തരവാദിത്തമുള്ള ആളായിരുന്നോ? ഡോക്ടറെക്കുറിച്ച് എല്ലാവരും കൊട്ടിഘോഷിക്കുന്നത് കേട്ടിട്ടുണ്ട് തികഞ്ഞ അരാജകവാദിയാണ്, തോന്നുംപോലെ ജീവിച്ചയാളാണ് എന്നൊക്കെ. എത്ര നല്ല കുടുംബസ്ഥനായിരുന്നു എന്നത് മറ്റാരേക്കാളും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കറിയാം. പുനത്തിലിന്റെ ജ്യേഷ്ഠന്‍ അബ്ദുറസാഖ്, അനിയന്മാര്‍ അബ്ദുള്‍സത്താര്‍, ഹുസൈന്‍ ഇളയ രണ്ടു സഹോദരങ്ങളെയും പഠിപ്പിച്ച് അധ്യാപകരാക്കിയത് പുനത്തിലാണ്. ജ്യേഷ്ഠസഹോദരന്റെ മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസം ഏറെക്കുറേ എറ്റെടുത്തത് പുനത്തിലാണ്. ജേഷ്ഠ്യസഹോദരന്റെ മകള്‍ പ്രണയിക്കുന്നയാളെ വിവാഹം കഴിക്കണം എന്നു വാശിപിടിച്ചപ്പോള്‍ ചെറുക്കന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ പുനത്തില്‍ എന്നെ പറഞ്ഞയച്ചു. പുനത്തിലിന് ചെറുക്കന്റെ എല്ലാ ചുറ്റുപാടും അറിയണമായിരുന്നു. ഞാന്‍ വിശദമായി അന്വേഷിച്ച്, ഡോക്ടര്‍ ചോദിക്കാനിടയുള്ള എല്ലാ ചോദ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് വിവരം അറിയിച്ചു. പുനത്തിലാണ് വിവാഹം നിശ്ചയിച്ചത്. പുനത്തിലും ഭാര്യ ഹലീമയും ഞാനും കൂടിയാണ് പെണ്‍കുട്ടിക്കുവേണ്ട ആഭരണങ്ങള്‍ കോഴിക്കോട് പോയി വാങ്ങുന്നത്. പുനത്തിലിന്റെ മൂന്നുമക്കളെയും ഉന്നതനിലയില്‍ത്തന്നെ പഠിപ്പിച്ചു. മകള്‍ നാസിമയെ കോഴിക്കോട് ഫറൂഖ് കോളേജിലും ആണ്‍കുട്ടികളായ ആസാദിനെയും നവാബിനെയും ഊട്ടിയിലെ ഗുഡ്‌ഷെപ്പേഡിലും ആണ് പഠിപ്പിച്ചത്. ആസാദ് എഞ്ചിനീയറിങ്ങും നവാബ് ബി.ഡി.എസ്സും പഠിച്ചത് പുനത്തിലിന്റെ മേല്‍നോട്ടത്തിലാണ്. വളരേ അച്ചടക്കമുള്ള വീട്ടുകാരനായിരുന്ന പുനത്തിലിനെ എനിക്കറിയാം. എഴുപത്തിയൊന്നു മുതല്‍ തൊണ്ണൂറ്റിയഞ്ചു വരെയുള്ള പുനത്തില്‍ ഗൃഹാതുരനായ പുനത്തിലാണ്. തൊണ്ണൂറ്റിയഞ്ചു മുതല്‍ രണ്ടായിരം വരെയുള്ള കാലഘട്ടങ്ങളില്‍ വടകരയില്‍ വലിയ കെട്ടിടം വാടകയ്‌ക്കെടുത്ത് ആശുപത്രി നടത്തിക്കൊണ്ടുപോയിരുന്നു പുനത്തില്‍. രണ്ടായിരം മുതലാണ് പുനത്തില്‍ പതുക്കെ വീട് വിട്ടുള്ള, സ്വയം മറന്നുള്ള ജീവിതത്തിലേക്ക് ചുവടുമാറ്റാന്‍ തുടങ്ങിയത്. അദ്ദേഹം കുറച്ചുകാലം വയനാട്ടില്‍ താമസമാക്കി. വയനാട്ടിലെ ഒറ്റയാള്‍ താമസം പുനത്തിലിനെ മറ്റൊരു ദിശയിലേക്ക് നയിച്ചുതുടങ്ങിയിരുന്നു. വയനാട്ടില്‍നിന്നു തിരുവനന്തപുരത്തേക്ക് മാറി. അത് കൂടുതല്‍ സാഹസികമായിരുന്നു പുനത്തിലിന്. തിരുവനന്തപുരത്തുനിന്നു പിന്നെ കോഴിക്കോട് കാസാബ്ലാങ്കയിലേക്ക്, സ്വന്തമായി ഫ്‌ലാറ്റ് വാങ്ങി ജീവിതം മദ്യോന്മത്തമാക്കാന്‍ തുടങ്ങി. ഇതിനിടയിലെല്ലാം മാഷെ എന്ന വിളി എവിടെ നിന്നെങ്കിലുമൊക്കെ എന്നെത്തേടി വരുമായിരുന്നു. അതെ. ആ കുഞ്ഞിന്റെ അമ്മ മേരി എന്ന സ്ത്രീയായിരുന്നു. മലയാളിയായ അവര്‍ ആശുപത്രി സ്റ്റാഫായിരുന്നു. പുനത്തിലുമായി സ്‌നേഹത്തിലായി. പുനത്തിലിന് അങ്ങനെയൊരു സ്‌നേഹബന്ധം ഉണ്ടായിരുന്ന കാര്യം ആര്‍ക്കുമറിയില്ല. ഹലീമയില്‍ മൂത്തമകളുമുണ്ടായിട്ടുണ്ട്. പുനത്തിലിന്റെ പിതാവിനും ഇക്കാര്യം അറിയില്ല. മേരി മരിച്ചു പോയപ്പോള്‍ കുട്ടി അനാഥനായി. പുനത്തില്‍ ഇക്കാര്യങ്ങളെല്ലാം അറിയിച്ചുകൊണ്ട് പിതാവിന് കത്തെഴുതി. ഒരു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത കുഞ്ഞാണ്. പിതാവ് ഉടന്‍ തന്നെ മറുപടി എഴുതി; കുഞ്ഞിനെയും കൊണ്ട് ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുക. ട്രെയിനില്‍ അലിഗഡ്ഡില്‍നിന്നു വരുമ്പോള്‍ മൂന്നു ദിവസം പിടിക്കും. പുനത്തില്‍ ഒറ്റയ്ക്കാണ്. കൈക്കുഞ്ഞിനെയും കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. കുഞ്ഞിന്റെ സുരക്ഷയെക്കരുതി ഡല്‍ഹിയില്‍നിന്നു ബാംഗ്ലൂരിലേും അവിടെനിന്നു കോഴിക്കോട്ടേക്കും വിമാനത്തില്‍ കയറിയാണ് പുനത്തിലും കുഞ്ഞും വീട്ടിലെത്തുന്നത്. പുനത്തിലിന്റെ മാതാവ് നേരത്തേ മരിച്ചുപോയതാണ്. 1962-ല്‍ അലിഗഡ്ഡില്‍ പഠിക്കാന്‍ പോയ പുനത്തില്‍ 1964-ല്‍ നാട്ടിലെത്തി ഹലീമയെ വിവാഹം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ധനാഢ്യരില്‍ ഒരാളായിരുന്ന ജാവാ അഹമ്മദ്ഹാജിയുടെ മകളാണ് ഹലീമ. ചെറുപ്പത്തില്‍ ഇന്തോനേഷ്യയിലെ ജാവയില്‍ പോയി പണിയെടുത്ത് പണക്കാരനായ വ്യക്തിയാണ് അദ്ദേഹം. ഒരുപാട് സ്ഥലങ്ങളും മലകളും വയലുകളും കെട്ടിടങ്ങളുമെല്ലാം അദ്ദേഹം വാങ്ങിക്കൂട്ടി. ഭൂപരിഷ്‌കരണനിയമം വന്നപ്പോള്‍ മിച്ചഭൂമി സര്‍ക്കാറിലേക്ക് വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. അത്രയേറെ സ്വത്തുണ്ടായിരുന്നു. പതിനാലാമത്തെ വയസ്സില്‍ അവര്‍ പുനത്തിലിനെ വിവാഹം കഴിച്ചതാണ്. സ്വാമി എന്നാണ് ഹലീമ പുനത്തിലിനെ കളിയായി വിളിച്ചിരുന്നത്. കുഞ്ഞുമായി പുനത്തില്‍ വന്നപ്പോള്‍ ഹലീമയുടെ വീട്ടുകാര്‍ എതിര്‍ത്തു. ഇനിമേലില്‍ പുനത്തിലുമായി ബന്ധം വേണ്ടെന്ന് അവര്‍ ഹലീമയോട് ചട്ടം കെട്ടി. അവര്‍ പക്ഷേ, ആ ഉത്തരവുകളെല്ലാം അവഗണിച്ചു. തുടക്കത്തില്‍ കുഞ്ഞിനെ പുനത്തിലിന്റെ സഹോദരി ആയിഷ പരിപാലിച്ചു. പിന്നീട് ഹലീമ തന്നെ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തി. പുനത്തിലിനും ഹലീമയ്ക്കും പിന്നീട് ഒരു കുഞ്ഞുകൂടി പിറന്നു. അതും ആണ്‍കുഞ്ഞായിരുന്നു. അവരെ രണ്ടു പേരെയുമാണ് ഊട്ടിയില്‍ പഠിക്കാന്‍ ചേര്‍ത്തത്. ആദ്യകാലങ്ങളില്‍ നൂറ്റമ്പത് രോഗികളെ വരെ ടോക്കണ്‍ അടിസ്ഥാനത്തിലും അതിനുശേഷം വരുന്ന രോഗികളെ അല്ലാതെയും കണ്‍സള്‍ട്ട് ചെയ്തയാളാണ് പുനത്തില്‍. അങ്ങനെ പ്രാക്ടീസ് ചെയ്തിരുന്ന വടകരയിലെ ലീഡിങ് ഡോക്ടറാണ്. അരാജകത്വം വെച്ച് ഇങ്ങനെയൊന്നും ചികിത്സിക്കാന്‍ പറ്റില്ലല്ലോ. കൃത്യമായ ജീവിതചര്യകളും ശീലങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അതിരാവിലെ എഴുന്നേല്‍ക്കും. ആ ശീലം ചെറുപ്പത്തിലേ തുടങ്ങിയതാണ്. അദ്ദേഹത്തിന്റെ പിതാവും വലിയ ധനികനായിരുന്നു. മതപഠനവും കൃത്യസമയത്തെ നമസ്‌കാരശീലങ്ങളും ഒരു മുസ്ല്യാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചാണ് പഠിപ്പിച്ചിരുന്നത്. അക്കാലത്തെ അനുഭവങ്ങളൊക്കെ അദ്ദേഹം പറയുമായിരുന്നു. ഉറക്കത്തില്‍ മുസ്ല്യാര്‍ അടിച്ചെഴുന്നേല്‍പ്പിച്ചായിരുന്നു നമസ്‌കരിപ്പിക്കുക. ഞങ്ങള്‍ ഒന്നിച്ചുള്ള യാത്രകളില്‍ എനിക്കനുഭവമുള്ളതാണ് അദ്ദേഹത്തിന്റെ കൃത്യതയുള്ള ഉണരലും എഴുത്തും. രണ്ടായിരാമാണ്ടിന്റെ തുടക്കത്തോടെയാണ് പുനത്തില്‍ എല്ലാം കൈവിട്ടത്. ആ കൈവിടല്‍ എനിക്കൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ളതായിരുന്നു. അപ്പോഴേക്കും ജീവിതത്തിലെ സായാഹ്നനിഴല്‍ വീണുതുടങ്ങിയിരുന്നു. കോഴിക്കോട് ഫ്‌ലാറ്റ് ജീവിതം പുനത്തിലിനെ മറ്റാരോ ആക്കിത്തീര്‍ത്തു. പുനത്തിലിനെ തേടി ഞാന്‍ അവിടെയും പോയിട്ടുണ്ട്. മദ്യസല്‍ക്കാരങ്ങളുടെ ആള്‍ക്കൂട്ട ബഹളം കണ്ട്, എന്റെ പുനത്തിലിനെ തിരിച്ചറിയാനാകാതെ നിന്നിട്ടുണ്ട്. അപ്പോഴും പക്ഷേ മാഷേ എന്ന വിളിയ്ക്ക് യാതൊരു ഇടര്‍ച്ചയോ അകല്‍ച്ചയോ ഇല്ലായിരുന്നു എന്നത് എന്നെ വീണ്ടും വീണ്ടും പുനത്തിലിനെ തേടിപ്പോകാന്‍ പ്രേരിപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്തെ ഫ്‌ലാറ്റില്‍ താമസിക്കുമ്പോള്‍ പുനത്തിലിനെ സഹായിക്കാന്‍ സെക്രട്ടറിമാരും ഹെല്‍പ്പര്‍മാരും ഒക്കെ ഉണ്ടായി. എന്താവശ്യത്തിനും ആളുണ്ട്. അവര്‍ക്ക് അദ്ദേഹത്തിന്റെ ചെലവില്‍ ഭക്ഷണവും മദ്യവും ഉറക്കവും എല്ലാം സൗജന്യം. ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന സമയത്ത് പകല്‍ മദ്യപിക്കാതിരുന്ന പുനത്തില്‍ കോഴിക്കോടെത്തിയപ്പോള്‍ പകല്‍ മദ്യപിക്കാന്‍ തുടങ്ങി. അത് നേരവും കാലവും ഇല്ലാത്ത തരത്തിലുള്ള മദ്യപാനമായി. കോഴിക്കോടേക്ക് എന്നെ വിളിക്കുമ്പോള്‍ അദ്ദേഹം പറയും, മാഷേ നേരത്തേ വരണം. രണ്ടു മൂന്നു മണിയായാല്‍ ഞാന്‍ ഓഫായിപ്പോകും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള കാത്തിരിപ്പാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. രാവിലെ മദ്യപിക്കരുത് എന്നുപറഞ്ഞ യുവഡോക്ടറായിരുന്ന പുനത്തില്‍ കോഴിക്കോട് സ്ഥിരതാമസമാക്കിയപ്പോള്‍ രാവിലെ തന്നെ മദ്യം കഴിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പുനത്തിലിന് പ്രായമായിത്തുടങ്ങിയിരുന്നു എന്നോര്‍ക്കണം. അരാജകവാദി എന്ന് ആളുകള്‍ കൊട്ടിഘോഷിക്കുന്ന പുനത്തില്‍ തന്റെ നല്ലനാളുകള്‍ കൃത്യമായി ലക്ഷ്യപ്രാപ്തിയ്ക്കായി ഉപയോഗിച്ചിരുന്നു. പുനത്തില്‍ വിശ്വാസിയായിരുന്നു. എന്നാല്‍ അന്ധവിശ്വാസമോ തീവ്രവിശ്വാസമോ അദ്ദേഹത്തിന് ഒന്നിലും ഇല്ലായിരുന്നു. പുനത്തിലിന് മേരിയിലുണ്ടായ മകന്‍ താന്‍ ജീവിച്ചുവളര്‍ന്ന സാഹചര്യത്തെ ഉള്‍ക്കൊണ്ട് സഹോദരങ്ങളുടെ മതമാണ് സ്വീകരിച്ചത്. മരിച്ചു കഴിഞ്ഞാല്‍ ഹിന്ദു ആചാരപ്രകാരം തന്നെ അടക്കംചെയ്യണം എന്നു പറഞ്ഞിട്ടുണ്ട് പുനത്തില്‍ പുനത്തില്‍ അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. ക്യൂന്‍സ് ഹോട്ടലിനു മുമ്പിലുള്ള കടലിലേക്ക് നടന്ന് കടലില്‍ മുങ്ങിത്താഴ്ന്ന് മരിക്കുമെന്നും മുങ്ങിമരണമാണ് ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞതും പുനത്തിലാണ്. മരണം എന്നത് ഒരു വെളിച്ചം അണയുന്നതു പോലെയാണെന്ന് അദ്ദേഹം പറയുമായിരുന്നു. അണഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ല. അതായിരുന്നു പുനത്തിലിന് മരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. തനിക്ക് ചിതയൊരുക്കണം എന്ന പ്രഖ്യാപനത്തിനാധാരമായ സംഭവം പറയാം. പുനത്തില്‍ ഒരു രാത്രി താന്‍ ഹിന്ദുവായി എന്നു പ്രഖ്യാപിച്ചു. അന്നു ഞാന്‍ കൂടെയുണ്ട്. പക്ഷേ, മതംമാറ്റമാണ് നടക്കുന്നതെന്ന് എനിക്കറിയില്ല. അബ്ദുള്ള എന്ന പേരിന്റെ ഹിന്ദുനാമം ദേവദാസ് എന്നാണെന്ന് ഡോക്ടര്‍ പറയാറുണ്ട്. വാര്‍ത്തകള്‍ ശരംപോലെ നാനാദിക്കും പാഞ്ഞു. പുനത്തില്‍ ഒരു കുലുക്കവുമില്ലാതെ ഇരുന്നു. അനവധി ഫോണ്‍ കോളുകള്‍ വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്താണ് കാര്യമെന്ന്‌ എനിക്കപ്പോള്‍ പിടികിട്ടിയില്ല. ഞാന്‍ ഫോണെടുക്കുന്നു പുനത്തിലിന് കൊടുക്കാന്‍ മറുപുറത്തുനിന്നും പറയുന്നു. തിരക്കിലാണ് എന്ന് പറയാന്‍ പുനത്തില്‍ എന്നെ ചട്ടം കെട്ടുന്നു. ഞാനന്ന് കേരള കൗമുദിയുടെ പ്രാദേശിക ലേഖകനാണ്. ആ ജോലി തരപ്പെടുത്തിത്തന്നത് പുനത്തിലാണ്. അങ്ങനെയുള്ള ഞാന്‍ ഈ വാര്‍ത്ത അറിഞ്ഞിട്ടേയില്ല. പക്ഷേ മറ്റു പത്രങ്ങളില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് ഞാനാണ്! പുനത്തിലിനോട് കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞു, താന്‍ മതം മാറിയ കോലാഹലമാണെന്ന്. പിറ്റേന്ന് ഹലീമയുടെയും മക്കളുടെയും അടുത്തേക്കാണ് ഞാന്‍ പോയത്. ഹലീമയ്ക്ക് ഭര്‍ത്താവ് മതം മാറിയ കൂസലൊന്നുമില്ല. പക്ഷേ, പ്രശ്‌നം മറ്റൊന്നായിരുന്നു. അവരുടെ ബന്ധുക്കള്‍ ഒന്നടങ്കം വന്നിരിക്കുന്നു. പുനത്തില്‍ ഹിന്ദവായിക്കഴിഞ്ഞാല്‍ പിന്നെ ഹലീമയുമായുള്ള ബന്ധം മുറിഞ്ഞു. അത് സ്വാഭാവികമായും നടപ്പിലാകും. അപ്പോള്‍ ഹലീമയെ തിരികെ കൊണ്ടുപോകാന്‍ ആള് വന്നിരിക്കുകയാണ്. എണ്‍പത്തിയഞ്ചിലാണ് സംഭവം. ഞാന്‍ ഉടന്‍ തന്നെ പുനത്തിലിന്റെ അടുത്തെത്തി. കയ്യിലുണ്ടായിരുന്ന ഒരു കടലാസില്‍ ഇങ്ങനെ എഴുതി ഞാന്‍ എവിടെയും പോയിട്ടില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന ഞാന്‍ മതം മാറിയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നെഴുതിയശേഷം ഞാന്‍ അദ്ദേഹത്തോട് ഒപ്പിടാന്‍ പറഞ്ഞു. അദ്ദേഹം മിണ്ടാതെ ഒപ്പിട്ടുതന്നു. അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനയായി ഞാന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തു. അതോടെ ഹലീമയെ കൊണ്ടുപോകാന്‍ വന്നവര്‍ പിന്‍വലിഞ്ഞു. മതംമാറ്റവിവാദം കഴിഞ്ഞ് മൂന്നു മാസം കഴിയുംമുമ്പേ പുനത്തില്‍ വീണ്ടും പുതിയ പ്രതിഭാസവുമായി വാര്‍ത്തകളില്‍ നിറഞ്ഞു. വടകരയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരിക്കുന്നു! ഞാന്‍ ഉടക്കി നില്‍ക്കും എന്നറിയാവുന്ന ഒരു കാര്യവും എന്നോട് പറയില്ല, മാത്രമല്ല, കണ്ടാല്‍ കണ്ടതായി ഭാവിക്കുകപോലുമില്ല. പുനത്തിലിനെ കയ്യില്‍ കിട്ടിയത് വീട്ടില്‍ വെച്ചാണ്. ഹലീമ അകത്തിരിക്കുന്നു. ഞാന്‍ അവര്‍ കേള്‍ക്കേ, അവര്‍ കൂടി പറയേണ്ട വഴക്കുകള്‍ പുനത്തിലിനോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മകള്‍ നാസിമ പറഞ്ഞു രാജന്‍ മാഷേ, രണ്ടു മാസം മുമ്പ് ഉപ്പാവ ഹിന്ദു മതത്തില്‍ പോയതല്ലേ. അങ്ങനെയുള്ള ഉപ്പാവയ്‌ക്കെന്താ ബി.ജെ.പി. സ്ഥാനാര്‍ഥിയായിക്കൂടേ' എന്നുചോദിച്ച് ചിരിച്ചു. അവരെ സംബന്ധിച്ചിടത്തോളം പുനത്തില്‍ അങ്ങനെയൊക്കെയാണ്. പുനത്തില്‍ രാജന്‍ മാഷിനെ ഇങ്ങോട്ടുവിളിക്കുന്ന ഓരോ കോളുകള്‍ക്കും അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമായ സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നല്ലേ പലപ്പോഴും അങ്ങനെയായിരുന്നു. ഒന്നുകില്‍ കാണണം എന്നു പറയാന്‍, അല്ലെങ്കില്‍ താനിപ്പോള്‍ എവിടെയാണെന്നുപറയാന്‍ അതുമല്ലെങ്കില്‍ തികച്ചും വ്യക്തിപരമായ കാര്യം പറയാന്‍ പുനത്തില്‍ വിളിക്കുമായിരുന്നു. അങ്ങനെയൊരിക്കല്‍ വിളിച്ചപ്പോള്‍ ആ സ്വരത്തിന് നല്ല നനവുണ്ടായിരുന്നു. ഞാന്‍ ഫോണെടുത്ത് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മാഷേ എന്ന മറുപുറത്തെ വിളിയില്‍ നിന്നറിയാം ഇപ്പുറം ഞാന്‍ മൗനമായി കേട്ടിരിക്കേണ്ടതാണോ പ്രതികരിക്കേണ്ടതാണോ എന്ന്. അന്ന് പുനത്തില്‍ പറഞ്ഞു; മാഷേ ഹലീമ മൊഴി പറഞ്ഞു. നവാബ് വന്നിട്ട് പറഞ്ഞു ബാപ്പച്ചി ഒപ്പിട്ട് കൊടുത്തേക്ക് എന്ന്. അദ്ദേഹത്തിന്റെ ഇളയമകന്‍ നവാബാണ് ഉമ്മയുടെ മൊഴിചൊല്ലല്‍ നോട്ടീസുമായി വന്നിരിക്കുന്നത്. പുനത്തില്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. ഇക്കണ്ടതെല്ലാം കാട്ടിക്കൂട്ടുമ്പോഴും ഒരു കളിതമാശ എന്നതിനപ്പുറം ഹലീമ കാര്യമായി എടുക്കില്ല എന്നായിരുന്നു പുനത്തിലിന്റെ വിശ്വാസം. ഹലീമ മനസ്സാ അതു ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. അവരുടെ കുടുംബാംഗങ്ങളുടെ ഇടപെടല്‍ ആകാം അത്. അതിനുള്ള എല്ലാ സാഹചര്യവും പുനത്തില്‍ ഒരുക്കിയിട്ടുമുണ്ട്. പുനത്തില്‍ ഒപ്പിട്ടുകൊടുത്തു. ഹലീമ തന്റെ ജീവിതത്തില്‍നിന്നു പിന്‍വാങ്ങി എന്ന കാര്യം പക്ഷേ പുനത്തിലിന് മരണം വരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കാസാബ്ലാങ്കയില്‍നിന്നു പണിക്കര്‍ റോഡിലേക്കുള്ള ഫ്‌ലാറ്റിലേക്ക് പുനത്തില്‍ താമസം മാറുമ്പോള്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിക്കപ്പെട്ടിരുന്നില്ല എന്ന ആരോപണമുണ്ട്. എം. മുകുന്ദന്‍, എം.എ. ബേബി തുടങ്ങിയവര്‍ അവിടെ വന്നാണല്ലോ അദ്ദേഹത്തെ കണ്ടത്. ഞാന്‍ നിത്യസന്ദര്‍ശകനായിരുന്നു. കാസാബ്ലാങ്കയിലെ വരവുപോക്കുകള്‍ നടന്നില്ല. ഇനിയും കാസാബ്ലാങ്കയില്‍ തുടര്‍ന്നാല്‍ അധികം താമസിയാതെ മരിച്ചുപോകും എന്ന് ഞാന്‍ മക്കളോട് വിളിച്ചു പറഞ്ഞിരുന്നു. അത്രയും മോശമായ കൂട്ടുസല്‍ക്കാരങ്ങള്‍ കൊണ്ട് പുനത്തില്‍ സ്വയം മറന്ന് ജീവിക്കുകയാണ്. രാവും പകലും ഓര്‍മയില്ലാത്ത മദ്യപാനവും കൂട്ടുകാരും. നഷ്ടം ഈ കൂട്ടുകെട്ടിലെ ആര്‍ക്കുമല്ല. അദ്ദേഹത്തിന്റെ മക്കള്‍ക്കും കുടുംബത്തിനും മാത്രമാണ്. അതുകൊണ്ട് അവര്‍ നിയന്ത്രണം വെച്ചിരിക്കാം. അത് മക്കളും പുനത്തിലും തമ്മിലുള്ള കാര്യമാണ്. മറ്റുള്ളവര്‍ക്ക് അതിലൊരു അഭിപ്രായവും പറയാന്‍ പറ്റില്ല. മകള്‍ നാസിമ കോഴിക്കോട് തന്നെയായിരുന്നു താമസം. അതുകൊണ്ട് ഭക്ഷണവും മരുന്നും മറ്റു കാര്യങ്ങളുമെല്ലാം കൃത്യമായി എത്തിച്ചു നല്‍കാന്‍ നാസിമയ്ക്കു കഴിഞ്ഞു. പുനത്തില്‍ ശാരീരികമായി അവശനായപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആളെ വച്ചു. പുനത്തില്‍ ആഗ്രഹിക്കുന്ന സ്വകാര്യതയെ മാനിച്ചു കൊണ്ടുതന്നെയായിരുന്നു മക്കള്‍ ശുശ്രൂഷിച്ചത്. രണ്ടു വര്‍ഷം അത്തരത്തില്‍ പുനത്തില്‍ ജീവിച്ചു. പുനത്തിലിന്റെ രോഗാവസ്ഥ മോശമായപ്പോള്‍ ബേബി മെമ്മോറിയലിലേക്കു മാറ്റി. 2017- ഒക്ടോബര്‍ ഇരുപത്തിയേഴിന് അദ്ദേഹം വിടപറഞ്ഞു. ഒരു പേപ്പറിലെ ഒപ്പുകൊണ്ട് തീരുന്നതല്ല ഹലീമയും പുനത്തിലും തമ്മിലുള്ള ബന്ധം. അതുകൊണ്ടുതന്നെ തന്റെ സ്വാമി വിടപറയുമ്പോള്‍ ഹലീമ യാത്രപറയാനായി അവസാനമായി ചെന്നുകണ്ടു. പുനത്തിലോളം ഔന്നത്യം ഹലീമയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ഹലീമയെന്ന പേര് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ന്നുതന്നെയിരിക്കും. 'നമ്മുടെ പരിമിതികളാവരുത്, പുതിയ തലമുറയുടെ ആസ്വാദന സംസ്‌കാരത്തെ അളക്കാനുള്ള മുഴക്കോല്‍' എഴുത്തുജീവിതത്തിന്റെ അരനൂറ്റാണ്ടു പിന്നിടുന്ന സമയത്ത് തന്നെയാണ് പ്രഭാവര്‍മ്മയെത്തേടി ടി.രാജന്‍ മാഷുടെ പുനത്തില്‍ പുരുഷന്‍ പുരുഷനെ വായിക്കുമ്പോള്‍.. 'പുനത്തില്‍ കുഞ്ഞബ്ദുള്ള: ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എം.ടി പ്രകാശനം ചെയ്തു പുനത്തിലിന്റെ സ്മരണയ്ക്ക് നാലാണ്ട്; ഉയരാതെ 'സ്മാരകശില' പുനത്തില്‍ പകരം വെക്കാനില്ലാത്ത എഴുത്തുകാരന്‍- എം. മുകുന്ദന്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 'നമ്മുടെ പരിമിതികളാവരുത്, പുതിയ തലമുറയുടെ ആസ്വാദന സംസ്‌കാരത്തെ അളക്കാനുള്ള മുഴക്കോല്‍' 'നീതിനടപ്പാക്കണ്ടേത് ഭരിക്കുന്നവര്‍ അംബികാസുതന്‍ മാങ്ങാടിന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി 'ഇങ്ങനെ തുടരുകയാണെങ്കില്‍ കാസര്‍കോടിനെ കര്‍ണാടകയോട് ചേര്‍ക്കുന്നതാണ് ഭേദം അംബികാസുതന്‍ മാങ്ങാട് ബിച്ചു കവിയായിരുന്നോ എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ ഗാനങ്ങളധികവും കവിതകളാണ്- ശ്രീകുമാരന്‍ തമ്പി യുവജന സംഘടയെന്നാല്‍ സമരമെന്നും പ്രക്ഷോഭം എന്നും മാത്രമുള്ള പൊതുധാരണകളെ പൊളിച്ചെഴുതുകയാണ് ബി.വി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ബി.വി ശ്രീനിവാസിന്‍റെ നേതൃത്വപാടവത്തിന് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡിനെതിരായ പോരാട്ടത്തിലും യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയാവുകയാണ് ബി.വി ശ്രീനിവാസ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സമയവും കർമനിരതനാണ് അദ്ദേഹം. നേതാവിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമാണ് ഊര്‍ജം പകരുന്നത്. കൊവിഡ് മഹാമാരി രാജ്യത്ത് ദുരന്തം വിതച്ചുതുടങ്ങിയപ്പോള്‍ തന്നെ ശ്രീനിവാസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സഹായം ആവശ്യമുള്ളവർക്ക് എത്തിച്ചുനല്‍കാന്‍ കാര്യങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ ശ്രീനിവാസിന്‍റെ നേതൃപാടവത്തിന് കഴിഞ്ഞു. പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം കാട്ടുന്ന പാടവം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും പ്രശംസ പിടിച്ചുപറ്റി. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ ആസ്ഥാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ഡെസ്ക്ക് എന്നതിലുപരി ദുരിതം അനുഭവിക്കുന്നവരുടെ അഭയകേന്ദ്രമാക്കി മാറ്റി. പ്രതിദിനം രണ്ടായിരം ആളുകള്‍ക്കാണ് ഇവിടെ ഭക്ഷണമൊരുക്കിയിരിക്കുന്നത്. നിരവധി പേർക്കാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സംവിധാനം ആശ്വാസമാകുന്നത്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളുടെ നിർമാണവും ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ഒരു കോടിയിലധികം മാസ്‌കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ ഒട്ടെല്ലാ പ്രദേശങ്ങളിലും സഹായമെത്തിക്കാന്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സജ്ജമാണ്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ആശുപത്രികളിലും മറ്റ് മേകലകളിലും ജോലി ചെയ്യുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സുരക്ഷാ കിറ്റുകളും എത്തിച്ചുനല്‍കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ഇതിനനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് കോണ്‍ഗ്രസ് സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്താനുള്ള ഫണ്ട് കണ്ടെത്തുന്നത് സ്വന്തം നിലയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് ബി.വി ശ്രീനിവാസിന്‍റേത്. രാജ്യത്ത് ഏത് കോണിലും എത്തിച്ചേരാനും പ്രവര്‍ത്തിക്കാനുമുള്ള ശ്രീനിവാസിന്‍റെ ശൈലി രാഷട്രീയഭേദമെന്യെ പോലും ഏവരും അംഗീകരിക്കുന്നതാണ്. കേരളത്തെ മുക്കിയ പ്രളയകാലത്ത് ഇവിടെ എത്തിച്ചേർന്ന് മുഴുവന്‍ സമയപ്രവര്‍ത്തനങ്ങളില്‍ ബി.വി ശ്രീനിവാസ് പങ്കാളിയായിരുന്നു. ഈ ഊർജമാണ് അദ്ദേഹം പ്രവര്‍ത്തകരിലേക്കും പകരുന്നത്. ഇപ്പോള്‍ ഈ കൊവിഡ് കാലത്തും അദ്ദേഹം കർമനിരതനാണ്. പ്രതിരോധപ്രവർത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയും ഇന്ത്യയൊട്ടാകെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയായി ബി.വി ശ്രീനിവാസ് സജീവമാണ്. പുതിയ കൊവിഡ് വകഭേദം ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ; വിമാന കൊവിഡ് ഒമിക്രോണ്‍ വകഭേദം: കേരളത്തിന് ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം; അറിയിച്ച് ആരോഗ്യമന്ത്രി മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ കേരളത്തോട് വിശദീകരണം തേടി ജോലി വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ചു; ഡിസംബർ 1 മുതല്‍ അനിശ്ചിതകാല സമരത്തിന് കൊവിഡ് ഒമിക്രോണ്‍ വകഭേദം; പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു ഒമിക്രോണ്‍ അത്യന്തം അപകടകാരി; കൊവിഡിന്‍റെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന മഴ: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല ഒടുവില്‍ സിഐക്ക് സസ്പെന്‍ഷന്‍ പ്രതിപക്ഷ സമരം വിജയം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു കാക്കിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ച് സർക്കാർ; 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ മൊഫിയയുടെ മരണം: പരാതി നല്‍കാനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ തുടർക്കഥ; ആഭ്യന്തരവകുപ്പും പൊലീസും നോക്കുകുത്തിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മറുപടി ‘ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനം? അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം’ അവശ്യസാധനങ്ങളുടെ തീവില; തക്കാളിപ്പെട്ടി താഴിട്ട് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു; ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിടും ‘ഒപ്പമുണ്ട് സർക്കാർ’ എന്ന പരസ്യവാചകത്തിലെ പൊള്ളത്തരം സമൂഹത്തിന് ബോധ്യപ്പെട്ടു, കുടുംബത്തിന് നീതി കിട്ടിയേ ഈ കഥയും കഥപാത്രവും തികച്ചു സാങ്കല്‍പ്പികമാണ്‌ ആരുടെയങ്കിലും ജീവിതമായി സാദൃശ്യമുണ്ടങ്കില്‍ അത്‌ സ്വാഭാവികം. ഈ കഥ നടക്കുന്നത്‌, ജര്‍മ്മനിയിലല്ല,ഉഗാണ്ടയിലാണോ? അല്ല, പിന്നെ ഒരു കൊച്ചു ഗ്രാമത്തില്‍ അങ്‌ ദൂരെ പാലയില്‍ വളരെ കഷ്ടതയില്‍ നിന്ന്‌ വളര്‍ന്നു വലുതായ ഒരു ഡോ. വിനീതയുടെ കഥയാണ്‌ ഞാന്‍ പറയുവാന്‍ പോവുന്നത്‌. വീനിതയ്ക്ക്‌ ഒരു ചെറിയ പ്രശ്നമുണ്ട്‌ വളരെക്കുറച്ച് ആളുകള്‍ മാത്രമേ ഈ പ്രശ്നമറിയൂ. എന്തയാലും ഞാന്‍ ചില ബ്ലോഗുകള്‍ വഴിയാണ്‌ ഈ കാര്യമറിഞ്ഞത്‌ വീനിതയ്ക്ക്‌ "ഭ" എന്ന അക്ഷരം പറയാനറിയില്ല "ഭ"എന്നതിന്‌ പകരം "ഫ" എന്നാണ്‌ പറയുന്നത്‌. വര്‍ഷങള്‍ കടന്നുപോയി, ഗൂഗിള്‍ ഗ്രൂപ്പ്‌ പടര്‍ന്നുപന്തലിച്ചു"ഓര്‍കൂട്ടു ജി -മൈല്‍" എന്നിവയില്‍ അവര്‍ പ്രാവീണ്യം നേടി തുടങി. വീണ്ടും കാലം "ബെരളി" ബെരളി ഒരു മലബാര്‍ ഭാഷ) കടന്നു..അങനെയിരിക്കെ ഗുഗിള്‍സ്‌ ഗ്രൂപ്പ്‌ ഒരു സ്വപ്നം കണ്ടു. തങളുടെ ഒരു "ബ്ലോഗ്‌ എന്ന ഒരു പുതിയ സംരഭം തുടങുകയും "ചെറ്റ+തരം ഈ വാക്കിന്‌ റിചാര്‍ഡ് നാസിലിനോട്‌ നന്ദി എന്ന ബ്ലോഗ്‌പോസ്റ്റുകള്‍ "വേള്‍ഡ്‌ ഫെയിമസ്‌" ആകുകയും ,പപ്പൂസണ്ണന്‍ ഭയന്ന്‌ വിറച്ച്‌ ഞാനെന്നുമറിയില്ല രാമനാരായണ ഉറക്കെ പാടുന്നതായും അവര്‍ സ്വപ്നം കണ്ടു. എതായാലും കുറച്ച് വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍സ്‌ ആ സ്വപ്നം നടപ്പിലാക്കി, ബ്ലോഗുകള്‍, മൂട്ടകളെപോലെ വളരുകയും മരിക്കുകയും ചെയ്യുതു, ഇതില്‍ ചില രക്തം ഊറ്റികുടിക്കുന്ന മൂട്ടകള്‍ വളര്‍ന്നു അവരില്‍ ചില ബ്ലോഗുകളെ ചെറ്റ+തരം ചിത്ര പിശാചുകള്‍ എന്നീ പേരുകളില്‍ അറിയുവാന്‍ തുടങി. ഇനി ചെറ്റ+തരത്തെക്കുറിച്ച്‌ കടപ്പാട്‌ റിച്ചാര്‍ഡ്‌ നാസില്‍ ഇദ്ദേഹമാണ്‌ ചെറ്റ+തരം എന്ന പേര്‌ ആദ്യമായി ഉപയോഗിച്ചത്‌ പീന്നിട്‌ കണ്ടകശനിയിലൂടെ ഈ പേര്‌ പ്രസിദ്ധമായി) വായില്‍ വരുന്നത്‌ കോതയ്ക്ക്‌ പാട്ട്‌ ഭാര്യ" എന്നതിന്‌ പകരം "ഫാര്യ" എന്നു പറയുക (Daze Photoshop സൃഷ്ടികളാണ്‌ ഇവ പറഞ്ഞത്‌ അവര്‍ക്ക്‌ എന്റെ വക ഒരു നന്ദി) ഞാന്‍ ഭൂലോക വഷളനാണ്‌ ഇല+ക്ട്രോണിസില്‍ ബിരുദം (സത്യം Daze -ക്കാര്‍ പറയട്ടെ) എന്റെ പോസ്റ്റ്‌ വായിച്ചാല്‍ നിങള്‍ ചിരിച്ചു, ചിരിച്ചു, എന്നെപോലെ വഷളനാവും പീന്നിട്‌ കറവക്കാരന്റെ കൂടെ "ഫാര്യമാര്‍" ഒളിച്ചോടും, ശ്രീയും, സിമിയും, ഇത്‌ കണ്ട്‌ അച്ചായാ, എന്നു പറഞ്ഞു അവിടെ കിടന്ന്‌ താണു വണങി, അച്ചായന്റെ മൂടും താങി (ഇതിന്‌ നികൃഷ്ടനോട്‌ നന്ദി) അവര്‍ അവിടെ ചിരിച്ചു,ചിരിച്ചു മരിക്കും. ഇനി ഭൂലോക വഷളന്റെ ചില തമാശകള്‍മലര്‍ന്ന് കിടന്ന് മണല്‍ വായില്‍ തള്ളുന്നതാണ്‌ ഏറ്റവും മികച്ച തമാശയെന്ന്‌ 2006-ന്‌ ശേഷംവഷളനായ ഇദ്ദേഹം പറയുന്നത്‌. അനില്‍ പനച്ചുരാന്റെ കവിതയെ മാത്രമല്ല, അദ്ദേഹത്തിന്റെ പേരും ആ പേരു വിളിച്ചവരെയും എല്ലാം ഇദ്ദേഹം തമാശയുടെ പേരില്‍ അപമാനിച്ചു, ഇതിനെ പനയും ചൂരും എന്നീ പേരുകളില്‍ വീണ്ടും വീണ്ടും അപമാനിച്ചു. ഈ തമാശ കേട്ട്‌ പന്ന പരട്ട ബ്ലോഗേഴ്‌സും ഇവിടെ വന്നു അട്ടഹസിക്കുവാന്‍ തുടങി, പാവം പനച്ചൂരാന്‍ കവിതയുടെ പേരില്‍ മഹത്തായ സ്വന്തം മാതാവിനെ പോലും വെറുത്തെ വിട്ടില്ല അനില്‍ എന്ന പേര്‌ ഈ വഷളന്‌ ഇഷ്ടമായില്ലപോലും മതാവേ ക്ഷമിക്കുക, എല്ലാം ദൈവത്തിന്‌ വിടുക ഓ മൈ ഗോഡ്‌ സ്വപനത്തില്‍ നിന്ന്‌ ഡോ: വിനീത ചാടിയഴുന്നേറ്റു ദൈവമേ എന്തുപണ്ടാരമായലും ഈ ബ്ലോഗ്‌ എന്ന പരിപാടി വേണ്ട എന്നു പറഞ്ഞവള്‍ വീണ്ടും കിടന്നു. എന്ത് സൂപ്പര്‍ അണ്ണാ വിവരമില്ലാതെ എന്തെഴുതിയാലും സൂപ്പര്‍ എന്നു പറയാന്‍ ഒരു അനോണി തന്നെ വേണ്ടി വന്നല്ലോ പനച്ചൂരാനെ പറ്റിയുള്ള ആ പോസ്റ്റ് റ്റി പി ശാസ്തമംഗലത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചതാണ് എന്നു പോലും അറിയാത്ത ഈ പൊയില്‍കാവിനു ഏത് വിവരദോഷി ആണ് കീ ജയ് വിളിച്ചത് കലക്കി പ്രവീണ്‍ കൂടുതല്‍ വിവരങള്‍ ഞാന്‍ നല്‍കാം wait for Loding പിന്നെ ഈ വര്‍ഷം എനിയ്ക്ക്‌ ഒരുപാട്‌ ഹാപ്പിയാണ്‌ thankssssssssssssssss ഹാവൂ ഇതിനു പറ്റിയ പേര്‍ തൂലികയും വാളും എന്നല്ല. തൂലികയും “കത്തിയും” എന്നാ. അല്ലെങ്കില്‍ തൂലികയും കൊടുവാളും എന്നായാലും ചേരും. ഇങ്ങനെ ഒക്കെ പടച്ചുവിടാന്‍ തോന്നുന്ന നിന്റെ ഒക്കെ മനക്കട്ടി അപാരം. തൊലിക്കട്ടിവന്നാല്‍ മനക്കട്ടിയും വരും എന്നു പറയുന്നത് എത്രയോ നേരാണ്. നിന്റെ ഈ മഹാകവ്യത്തെക്കാള്‍ എത്രയോ നല്ലതാണ് ആ ചെറ്റത്തരങ്ങള്‍. Gമറ്റുള്ളവരുടെ പോസ്റ്റ്‌ വായിച്ചാല്‍ വായിക്കുന്നവന്റെ പിള്ളേര്‍ കറവകാരന്റെ കൂടെ ഒളിച്ചോടും, ഇതിനെ ഹാസ്യമായി ചിത്രികരിക്കം മറ്റുള്ളവന്‍ എഴുതിയാല്‍ അത്‌ തെമ്മാടിത്തരം, ഇനി അനില്‍ എന്ന പേര്‌ നിങള്‍ക്കുണ്ടെങ്കില്‍ ആ പേര്‌ നല്‍കിയ അമ്മയേപോലും അവന്‍ വെറുതെ വിടില്ല, ഏന്റെ ബ്ലോഗര്‍ ID ഇവിടെ പരസ്യപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഗിക്കുന്നില്ല കാരണം ആക്ഷേപഹാസ്യം എന്ന പേരില്‍ എന്റെ വീട്ടിലുള്ളവരെ അവന്‍ വെറുതെ വിടില്ല ആ പന്നതരത്തെ ആക്ഷേപഹാസ്യം എന്നു കരുതുന്നവരുടെ തെലികട്ടി അപാരം തന്നെ. പ്രവീണ്‍ ,ഇനി എഴുതുക അരേയും ഭയകരുത്‌ നിങളുടെ ഏറ്റവും മികച്ച പോസ്റ്റാണ്‌ ഇത്‌ നിന്റെ ഈ മഹാകവ്യത്തെക്കാള്‍ എത്രയോ നല്ലതാണ് ആ ചെറ്റത്തരങ്ങള്‍. ശത്രുകള്‍പോലും പ്രവീണിന്റെ പോസ്റ്റിനെ മഹാകാവ്യമെന്ന്‌ വിളിച്ചിരിക്കുന്നു "ആ ചെറ്റത്തരം" ഏത്‌ any way അത്‌ ചെറ്റത്തരമാണെന്ന്‌ അംഗീകരിച്ചതിന്‌ "എന്തുകോപ്പെങ്കിലും വിളിച്ചോളു നിങള്‍ക്ക്‌ നന്ദി ഹ ഹ ഹ ഞാന്‍ വീണ്ടും ഹാപ്പി ഈ പോസ്റ്റ്‌ മറ്റുള്ളവരെ ഇത്രയും വേദനിപ്പിക്കുമെന്ന്‌ ഞാന്‍ കരുതിയില്ല. ഒരു വിചിത്രാദ്വൈതസിദ്ധാന്തമായിരുന്നില്ല എന്റെ ഈ പോസ്റ്റ്‌, ആരെയും വേദനിപ്പിക്കുവാന്‍ വേണ്ടിയായിരുന്നില്ല, വെറും ഒരു ആക്ഷേപഹാസ്യം എന്ന രിതിയിലാണ്‌ ഇവിടെ ഞാന്‍ ഇത്‌ പോസ്റ്റ്‌ അവലംബിച്ചിട്ടുള്ളത്‌. ഇനി ആരെങ്കില്ലും വേദനിച്ചെങ്കില്‍ ഞാന്‍ ഇവിടെ "ക്ഷമ" ചോദിക്കുന്നു. തെറ്റ്‌ എന്ന്‌ തോന്നിയാല്‍ ക്ഷമ ചോദിക്കുക അതാണ്‌ ഒരു ബ്ലോഗറുടെ. ഏറ്റവും മികച്ച ഒരു സവിശേഷത എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഒരു വൈദേശികതയും ഞാന്‍ ഇവിടെ കരുതിയിട്ടില്ല സുഹൃത്തേ ഇങ്ങനെ ഒരു ആക്ഷേപത്തിനു മുതിരാതെ കാര്യമായി എന്തെങ്കിലുമൊക്കെ ഴുതുന്നതല്ലേ നല്ലത്? ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ കൌരവരുടെ കൃതികള്‍! അസുര വ്യൂഹം ! കഴിഞ്ഞ ആഴ്ചയിലെ മലയാളനാള്‍വഴികളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകള് വാരവിചാരം ഭൂ‍ലോകം പോയ വാരം ലക്കം 11 ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌, ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പ കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും ഇടതുസ മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം "കലാപം എന്നാല്‍ മതത്തിന്റെ സൃഷ്ടി എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപ കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമ എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ ഇടക്കിടെ ഞാൻ അദ്ദേഹത്തിന്റെ വസതിയിലെത്തും. മൃദുഭാഷിയായ അദ്ദേഹത്തിന്റെ സംസാരത്തിനിടയിൽ ലോകകാര്യവും ഗതകാലാനുഭങ്ങളും കയറിവരും.ഇടക്ക് തമാശകൾ പങ്കുവെക്കും. എന്റെ “ചുട്ടക്ഷരങ്ങൾ” കവിതാസമാഹാരം എം.എൻ .വിജയനിൽനിന്ന് ഏറ്റുവാങ്ങിയത് എം റഷീദാണ് മറ്റൊരു റഫറൻസ് ഗ്രന്ഥം “കേരളം പഠനസഹായി”യുടെ പ്രകാശനകർമ്മം നിർവഹിച്ചത് റഷീദിക്കയാണ്. എം.റഷീദ് ഒരു വേറിട്ട വ്യക്തപ്രഭാവമായിരുന്നു. “എന്റെ പിതാവായ മൊയ്തുമൗലവിയേക്കാളും ഗുരുതുല്യനായ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിനെക്കാളും എന്നെ ആകർഷിച്ച വ്യക്തിത്വം സ്വാതന്ത്ര്യസമരഭടനായ പറയരിക്കൽ കൃഷ്ണപ്പണിക്കരാണ് “എന്ന് എം. റഷീദ് തുറന്നെഴുതി. അക്ഷരാർത്ഥത്തിൽ ഒരു സ്വാതന്ത്ര്യത്തറവാടായിരുന്നു എം. റഷീദിന്റെത്.പിതാമഹൻ പണ്ഡിത പ്രമുഖനും സ്വതന്ത്രപോരാളിയുമായ മലയംകുളത്തേൽ മരക്കാർ മുസ്‌ല്യാർ. പിതാവ് ഇ. മൊയ്തുമൗലവി, പുത്രൻ എം റഷീദ്. മൂവരും സ്വാതന്ത്ര രംഗത്ത് അടരാടി ജയിൽവാസം അനുഷ്ഠിച്ചവർ. റഷീദ് എന്റെ വീട്ടിൽ പലതവണ സന്ദർശകനായി എത്തിയിട്ടുണ്ട്. പല പരിപാടികളിലും ആ മഹാമനുഷ്യന്റെ സാന്നിധ്യമറിയിച്ചു.പലപ്പോഴും ഫോണിൽ വിളിച്ച് കുശലമാരായും. ഒരിക്കൽ എന്റെ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:”സാഹിത്യരംഗത്തും പൊതുരംഗത്തും ഹക്കീം വെളിയത്ത് തിളങ്ങുന്നത് ഞാൻ എന്റെ മനോ ദൃഷ്ടിയിൽ കാണുന്നു” വെന്ന്.’വേദനയുടെ നോട്ടുപുസ്തകം’ എന്ന എന്റെ കവിതാ സമാഹാരത്തെ കുറിച്ച് മാധ്യമം പത്രത്തിലെ തന്റെ പംക്തിയിൽ അദ്ദേഹം ‘ഹക്കീമിന്റെ നോട്ടുപുസ്തകം’ എന്ന് കുറിപ്പെഴുതി. ഇതുവായിച്ച് ഏഷ്യാനെറ്റിൽ ‘മുൻഷി’ പരിപാടി അവതരിപ്പിക്കുന്ന അനിൽ ബാനർജി എന്നെ വിളിക്കുകയും ‘അലക്ക്-ഡോട്ട് കോളി’ലേക്ക് സൃഷ്ടി ആവശ്യപ്പെടുകയും ചെയ്തു. ബോംബെയിൽ വച്ച് ഗാന്ധിജിയുടെ പ്രസംഗം കേട്ടതും നെഹ്റുവിൻറെ പ്രഭാഷണം ശ്രവിച്ചതും അദ്ദേഹം അനുസ്മരിക്കാറുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യം അപൂർണമെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹം പാക്കിസ്ഥാൻ ,ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളിൽ സംഭവിച്ചതുപോലെ സൈനിക ഭരണം വരാത്തതിൽ സന്തുഷ്ടനുമായിരുന്നു. തികച്ചും മാപ്പിളത്തം തുളുമ്പുന്ന ശൈലിയിൽ എഴുതുന്നതിൽ എം റഷീദ് അഭിമാനിയായിരുന്നു. തന്റെ പ്രായത്തെക്കുറിച്ച് പറയുമ്പോൾ ” ഇനിയുള്ള കാലമെല്ലാം എനിക്ക് ബോണസാണെന്ന് ‘ തമാശരൂപേണ ആത്മഗതം ചെയ്യുമായിരുന്നു. അവസാനകാലത്ത് മകളോടൊപ്പം സേലത്തായതിനാൽ റഷീദ്ക്കയുടെ അഭാവം എന്നെ നന്നായി അലട്ടിയിരുന്നു. ‘രിസാല ‘ വാരികയിലും ‘തേജസ്’ ദ്വൈവാരികയിലും ഞാൻ ഓർമക്കുറിപ്പെഴുതി. ഞാൻ കണ്ട സ്വാതന്ത്ര്യസമരസേനാനികളിൽ മറ്റു രണ്ടുപേർ സുഭാഷ് ചന്ദ്രബോസിന്റെ INA യിൽ ഭടൻമാരായ മാധവൻനായരും ആനക്കര വടക്കത്ത് സുശീലാമ്മയുമായിരുന്നു. ഇരുവരെയും ‘നവകം മാസിക’യുടെ വാർഷിക സമ്മേളനത്തിൽ കണ്ടുമുട്ടി.പ്രമുഖ സ്വാതന്ത്രസമര സേനാനി ഗോപിനാഥൻ നായരെ സർവോദയ മേളയിലാണ് കാണാനായത്. താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് വിനിയോഗിക്കുന്നതിന് പ്രോജക്ട് അസിസ്റ്റന്‍റിനെ നിയമിക്കുന്നു. അപേക്ഷകര്‍ 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകള്‍ രേഖകളുടെ പകര്‍പ്പ് സഹിതം 21-നകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കോഴിക്കോട്: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപ്പാക്കുന്ന ഭാസുര ഗോത്രവര്‍ഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി വട്ടച്ചിറ കോളനിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ നിര്‍വഹിച്ചു. 2013ലെ ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് ഉറപ്പു വരുത്തുകയും ഈ അവകാശങ്ങളെ കുറിച്ച് ഗോത്രവര്‍ഗ ജനതയെ ബോധവല്‍ക്കരിക്കുകയുമാണ് ഭാസുരയുടെ ലക്ഷ്യം. ഭക്ഷണം ഔദാര്യമല്ല, അവകാശമാണ് എന്ന ആശയം ഉയര്‍ത്തിയാണ് ഭാസുര എന്ന പേരില്‍ ഗോത്രവര്‍ഗ വനിതാ ഭക്ഷ്യഭദ്രത കൂട്ടായ്മ രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. വട്ടച്ചിറ കോളനി സാംസ്‌കാരികനിലയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. പി.വസന്ത അധ്യക്ഷത വഹിച്ചു. കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ തെരുവൻപറമ്പ് സംഘർഷം: 16 പേർക്കെതിരേ കേസ് നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. സിപിഎം പ കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില നാഷണൽ ലോക് അദാലത്ത് ഡിസംബർ 11ന് കോഴിക്കോട്: കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന ബിച്ചു തിരുമലയുടെ നിര്യാണത്തിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു പേരാമ്പ്ര: അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിൽ അധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച പ്രശസ്ത കവ കോഴിക്കോട്: സ്ത്രീശാക്തീകരണത്തിൽ ഏഷ്യയിൽ ആദ്യത്തെ സംരംഭമെന്ന് പ്രചരണം നടത്തി കോർപറേഷൻ ആരംഭിച്ച കോഴിക്കോട്ടെ മഹിളാമ യുഡിഎഫ് പൊതുയോഗം കയ്യേറിയതായി പരാതി: ആറു പേർക്ക് പരിക്ക് പേരാമ്പ്ര: വിവേചന പൂർണമായ റോഡ് വികസനത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് നൊച്ചാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് പുതുപ്പാടി വള്ളിയാട് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു താമരശേരി: പുതുപ്പാടി വള്ളിയാട് വന്യജീവികള്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് തുടര്‍ക്കഥയാകുന്നു. വള്ളിയാട് പു പാലത്തിന്‍റെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി പേരാമ്പ്ര: കുളത്തുവയൽ പേരാമ്പ്ര റോഡിന്‍റെ ഭാഗമായ ചെമ്പ്ര പാലത്തിന്‍റെ തകരാർ പരിഹരിക്കാനുള്ള നടപടി ഇന്നലെ തുടങ്ങി. പ തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്കു തുടക്കമായി തിരുവമ്പാടി: ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമപദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി പഞ്ചായത്തിൽ ഡിഎ പുനഃസ്ഥാപിക്കണം: സഹകരണ പെൻഷൻ ജനറൽ ബോഡി പേരാമ്പ്ര: സഹകരണ പെൻഷൻകാരുടെ ഡിഎ പുനഃസ്ഥാപിക്കണമെന്ന് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ത കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചതോടെ സവാരിക്കെത്തിയ കുതിരക്ക് പട്ടിണി കൂരാച്ചുണ്ട്: അപകട മരണങ്ങളെ തുടർന്ന് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി, അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേ കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്‍റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും മുളതൈകൾ വച്ചുപിടിപ്പിച്ചു കോടഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പു കുറ്റ്യാടി: കുന്നുമ്മൽ ഏരിയാ കിസാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൻ നിന്നും എത്തിയ കർഷക സംഗമത്തോടെ ക കോഴിക്കോട്: മാവൂർ ക്രിസ്തുരാജ ദേവാലയത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുനാളിന് തുടക്കമായി. കോഴിക്കോട്: ജയിൽക്ഷേമദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവമ്പാടി അൽഫോൻസാ കോളജിലെ വിദ്യാർഥികൾ ജയിൽ സന്ദർശനം നടത്തുകയും പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു താമരശേരി: കൊടുവള്ളി പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത കൂലി കുടിശിക: തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി ചക്കിട്ടപാറ: കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയം അവസാനിപ്പിക്കുക എന്നീ ആവ സംസ്ഥാനപാത നവീകരണം: തിരുവമ്പാടിയില്‍ യോഗം ചേര്‍ന്നു തിരുവന്പാടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൊയിലാണ്ടി-എടവ മദ്യം, മയക്കുമരുന്നിനെതിരേ നിരീക്ഷണം ഊർജിതമാക്കണം: മദ്യ വിരുദ്ധ സമിതി കൂരാച്ചുണ്ട്: വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരേ പോലീസ് എക്സൈസ് അധികൃ പാലത്തിന്‍റെ കൈവരി പുനര്‍നിര്‍മിച്ചില്ല: പ്രതിഷേധം ശക്തമാകുന്നു താമരശേരി: ദേശീയപാത 766ല്‍ തകര്‍ന്നു കിടക്കുന്ന കാരാടി വട്ടക്കുണ്ട് പാലത്തിന്‍റെ കൈവരി പുനര്‍ നിര്‍മിക്കാത്തതില്‍ പ്ര തുഷാരഗിരിയെ സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ച് മുന്നിട്ടിറങ്ങണം: ഡോ. രാജേന്ദ്രസിംഗ് കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പേരാമ്പ്ര: എൽജെഡി സംസ്ഥാന നേതൃത്വത്തിലുണ്ടായ അനൈക്യം പ്രവർത്തകരിൽ ആകെ അസ്വസ്ഥത പടർത്തുന്നുണ്ടെന്നും പാർട്ടി പൊതു സ്വ ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം നടത്തി കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് നടത്തിയ ഫലവൃക്ഷ തൈ വിതരണം യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ പനച്ച കോഴിക്കോട്: നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറുവയസ്. മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാതലവൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ നാദാപുരം: കടമേരിയിൽ വീട്ടുകാരെയും നാട്ടുകാരെയും മർദിച്ച് രക്ഷപെടുകയും ലൈവ് വീഡിയോ യിലൂടെ പോലീസുദ്യോഗസ്ഥനെതിരേ ഭീ നാദാപുരം: കടമേരിയിൽ മയക്ക് മരുന്ന് കേസിലെ പ്രതിയുടെ വീട് കയറി അക്രമം നടത്തിയ കേസിൽ കണ്ണൂരിലെ ഗുണ്ടാതലവൻ അറസ്റ്റി കോഴിക്കോട്ടെ ഐടി കമ്പനിയില്‍ മാള്‍ട്ടയുടെ നിക്ഷേപം കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ട കോഴിക്കോട്: സ്ത്രീകള്‍ക്ക് താമസിക്കാന്‍ സൗകര്യം എന്ന ആശയത്തില്‍ തുടങ്ങിയ ഷി ലോഡ്ജ് ഇപ്പോഴും പ്രവര്‍ത് ദേശീയ വനിത ഫുട്ബോൾ: നിധിയ കേരളത്തിന്‍റെ സ്റ്റാർ സ്ട്രൈക്കർ മുക്കം: കോഴിക്കോട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 28-ന് മിസോറാമിനെ നേരിടുന്ന കേരളാടീമിന്‍റെ ആക്രമണനി കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് കോഴിക്കോട് തൊണ്ടയാട്-പൂളാടിക്കുന്ന് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. കാഞ്ഞങ്ങാട് കള്ള ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം തിരുവമ്പാടി: നിർമാണ നവീകരണം നടക്കുന്ന നിർദ്ദിഷ്ട മലയോര ഹൈവേയുടെ കോടഞ്ചേരി കക്കാടംപൊയിൽ റീച്ചിൽ തലനാരിഴയ്ക്ക് വൻ യുവാവിനെ തടങ്കലിലാക്കി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ മേലാറ്റൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് മർദിച്ച് മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ ജാഗ്രതാ സമിതികളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവും: പി. സതീദേവി കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കുമെന്ന് വനിതാകമ്മീ 34 പൊതി ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ കാലിക്കട്ട് വാഴ്സിറ്റിയിൽ ജീവനക്കാരും എസ്എഫ്ഐക്കാരും തമ്മിൽ സംഘർഷം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർ ആസ്റ്റർ മിംസിൽ ലംഗ് കെയർ സെന്‍റർ കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനുതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലംഗ് കെയർ സെന്‍റർ കോഴിക്കോട് ആസ മാനന്തവാടി: ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്ത സാവിത്രിയെ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കന്പമല ശ്രീലങ് കോഴിക്കോട്: മഹാമാരി നിറം കെടുത്തിയ ഉല്‍സവപറമ്പുകള്‍ വീണ്ടുമുണരുമെന്ന പ്രതീക്ഷയില്‍ കലാകാരന്‍മ കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചു യാത്രക്കാരിൽ നിന്നായി 98 ലക്ഷത്തിന്‍റെ സ്വർണവും 36 ലക്ഷത്തിനു തുല്യമായ വി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കുടിവെള്ള ക്ഷാമത്തിനു പരിഹാരം കോഴിക്കോട്: കഴിഞ്ഞ ഒന്‍പതു മാസമായി കുടിവെള്ള ദൗര്‍ലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്‍റെ പരാതി ജലഅഥോറിറ് നിർമാണശാലയിൽ നിന്നു സ്വർണവുമായി കടന്നു കളഞ്ഞയാൾ പിടിയിൽ കോഴിക്കോട്: ആഭരണ നിർമാണ ശാലയിൽ നിന്നു സ്വർണം മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ. ബംഗാൾ ശ്യാംപുർ സ്വദേശിയായ ദീപക് പ്രമാ പാളയം സ്വർണ കവർച്ച: ഒരാൾകൂടി പിടിയിൽ കോഴിക്കോട്: പാളയം സ്വർണ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ജംഷീർ (37) ആണ് പിടിയില ദീപിക വരിക്കാര്‍ക്കായി പുതുവത്സര കവിതാരചനാ മത്സരം കോഴിക്കോട്: ദീപിക ഫ്രണ്ട്സ് ക്ളബിന്‍റെ (ഡിഎഫ്സി) നേതൃത്വത്തിൽ ദീപിക വരിക്കാര്‍ക്കായി പുതുവത്സരം എന്ന വിഷയത്തെ ആസ്പദമാ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ തെരുവൻപറമ്പ് സംഘർഷം: 16 പേർക്കെതിരേ കേസ് നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. സിപിഎം പ കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില നാഷണൽ ലോക് അദാലത്ത് ഡിസംബർ 11ന് കോഴിക്കോട്: കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന ബിച്ചു തിരുമലയുടെ നിര്യാണത്തിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു പേരാമ്പ്ര: അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിൽ അധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച പ്രശസ്ത കവ കോഴിക്കോട്: സ്ത്രീശാക്തീകരണത്തിൽ ഏഷ്യയിൽ ആദ്യത്തെ സംരംഭമെന്ന് പ്രചരണം നടത്തി കോർപറേഷൻ ആരംഭിച്ച കോഴിക്കോട്ടെ മഹിളാമ യുഡിഎഫ് പൊതുയോഗം കയ്യേറിയതായി പരാതി: ആറു പേർക്ക് പരിക്ക് പേരാമ്പ്ര: വിവേചന പൂർണമായ റോഡ് വികസനത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് നൊച്ചാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് പുതുപ്പാടി വള്ളിയാട് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു താമരശേരി: പുതുപ്പാടി വള്ളിയാട് വന്യജീവികള്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് തുടര്‍ക്കഥയാകുന്നു. വള്ളിയാട് പു പാലത്തിന്‍റെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി പേരാമ്പ്ര: കുളത്തുവയൽ പേരാമ്പ്ര റോഡിന്‍റെ ഭാഗമായ ചെമ്പ്ര പാലത്തിന്‍റെ തകരാർ പരിഹരിക്കാനുള്ള നടപടി ഇന്നലെ തുടങ്ങി. പ തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്കു തുടക്കമായി തിരുവമ്പാടി: ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമപദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി പഞ്ചായത്തിൽ ഡിഎ പുനഃസ്ഥാപിക്കണം: സഹകരണ പെൻഷൻ ജനറൽ ബോഡി പേരാമ്പ്ര: സഹകരണ പെൻഷൻകാരുടെ ഡിഎ പുനഃസ്ഥാപിക്കണമെന്ന് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ത കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചതോടെ സവാരിക്കെത്തിയ കുതിരക്ക് പട്ടിണി കൂരാച്ചുണ്ട്: അപകട മരണങ്ങളെ തുടർന്ന് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി, അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേ കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്‍റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും മുളതൈകൾ വച്ചുപിടിപ്പിച്ചു കോടഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പു കുറ്റ്യാടി: കുന്നുമ്മൽ ഏരിയാ കിസാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൻ നിന്നും എത്തിയ കർഷക സംഗമത്തോടെ ക കോഴിക്കോട്: മാവൂർ ക്രിസ്തുരാജ ദേവാലയത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുനാളിന് തുടക്കമായി. കോഴിക്കോട്: ജയിൽക്ഷേമദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവമ്പാടി അൽഫോൻസാ കോളജിലെ വിദ്യാർഥികൾ ജയിൽ സന്ദർശനം നടത്തുകയും പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു താമരശേരി: കൊടുവള്ളി പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത കൂലി കുടിശിക: തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി ചക്കിട്ടപാറ: കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയം അവസാനിപ്പിക്കുക എന്നീ ആവ സംസ്ഥാനപാത നവീകരണം: തിരുവമ്പാടിയില്‍ യോഗം ചേര്‍ന്നു തിരുവന്പാടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൊയിലാണ്ടി-എടവ മദ്യം, മയക്കുമരുന്നിനെതിരേ നിരീക്ഷണം ഊർജിതമാക്കണം: മദ്യ വിരുദ്ധ സമിതി കൂരാച്ചുണ്ട്: വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരേ പോലീസ് എക്സൈസ് അധികൃ പാലത്തിന്‍റെ കൈവരി പുനര്‍നിര്‍മിച്ചില്ല: പ്രതിഷേധം ശക്തമാകുന്നു താമരശേരി: ദേശീയപാത 766ല്‍ തകര്‍ന്നു കിടക്കുന്ന കാരാടി വട്ടക്കുണ്ട് പാലത്തിന്‍റെ കൈവരി പുനര്‍ നിര്‍മിക്കാത്തതില്‍ പ്ര തുഷാരഗിരിയെ സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ച് മുന്നിട്ടിറങ്ങണം: ഡോ. രാജേന്ദ്രസിംഗ് കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പേരാമ്പ്ര: എൽജെഡി സംസ്ഥാന നേതൃത്വത്തിലുണ്ടായ അനൈക്യം പ്രവർത്തകരിൽ ആകെ അസ്വസ്ഥത പടർത്തുന്നുണ്ടെന്നും പാർട്ടി പൊതു സ്വ ഫലവൃക്ഷ തൈ, പച്ചക്കറി വിത്ത് വിതരണം നടത്തി കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് നടത്തിയ ഫലവൃക്ഷ തൈ വിതരണം യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ പനച്ച കോഴിക്കോട്: നൗഷാദ് എന്ന ഓട്ടോ ഡ്രൈവറുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറുവയസ്. മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാതലവൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ നാദാപുരം: കടമേരിയിൽ വീട്ടുകാരെയും നാട്ടുകാരെയും മർദിച്ച് രക്ഷപെടുകയും ലൈവ് വീഡിയോ യിലൂടെ പോലീസുദ്യോഗസ്ഥനെതിരേ ഭീ നാദാപുരം: കടമേരിയിൽ മയക്ക് മരുന്ന് കേസിലെ പ്രതിയുടെ വീട് കയറി അക്രമം നടത്തിയ കേസിൽ കണ്ണൂരിലെ ഗുണ്ടാതലവൻ അറസ്റ്റി കോഴിക്കോട്ടെ ഐടി കമ്പനിയില്‍ മാള്‍ട്ടയുടെ നിക്ഷേപം കോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സാ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐടി സ്റ്റാര്‍ട്ട കോഴിക്കോട്: സ്ത്രീകള്‍ക്ക് താമസിക്കാന്‍ സൗകര്യം എന്ന ആശയത്തില്‍ തുടങ്ങിയ ഷി ലോഡ്ജ് ഇപ്പോഴും പ്രവര്‍ത് ദേശീയ വനിത ഫുട്ബോൾ: നിധിയ കേരളത്തിന്‍റെ സ്റ്റാർ സ്ട്രൈക്കർ മുക്കം: കോഴിക്കോട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 28-ന് മിസോറാമിനെ നേരിടുന്ന കേരളാടീമിന്‍റെ ആക്രമണനി കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക് കോഴിക്കോട് തൊണ്ടയാട്-പൂളാടിക്കുന്ന് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ക്ക് പരിക്ക്. കാഞ്ഞങ്ങാട് കള്ള ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം തിരുവമ്പാടി: നിർമാണ നവീകരണം നടക്കുന്ന നിർദ്ദിഷ്ട മലയോര ഹൈവേയുടെ കോടഞ്ചേരി കക്കാടംപൊയിൽ റീച്ചിൽ തലനാരിഴയ്ക്ക് വൻ യുവാവിനെ തടങ്കലിലാക്കി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ മേലാറ്റൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് മർദിച്ച് മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ ജാഗ്രതാ സമിതികളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവും: പി. സതീദേവി കോഴിക്കോട്: ജാഗ്രതാ സമിതികളുടെ പ്രവർത്തനത്തിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ സാധിക്കുമെന്ന് വനിതാകമ്മീ 34 പൊതി ബ്രൗൺഷുഗറുമായി രണ്ടുപേർ പിടിയിൽ കാലിക്കട്ട് വാഴ്സിറ്റിയിൽ ജീവനക്കാരും എസ്എഫ്ഐക്കാരും തമ്മിൽ സംഘർഷം തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ എംപ്ലോയീസ് യൂണിയൻ അംഗങ്ങളായ ജീവനക്കാരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർ ആസ്റ്റർ മിംസിൽ ലംഗ് കെയർ സെന്‍റർ കോഴിക്കോട്: ശ്വാസകോശ രോഗ ചികിത്സാ രംഗത്ത് അതിനുതന സംവിധാനങ്ങളുമായി സജ്ജീകരിക്കുന്ന ലംഗ് കെയർ സെന്‍റർ കോഴിക്കോട് ആസ മാനന്തവാടി: ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്ത സാവിത്രിയെ തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കന്പമല ശ്രീലങ് കോഴിക്കോട്: മഹാമാരി നിറം കെടുത്തിയ ഉല്‍സവപറമ്പുകള്‍ വീണ്ടുമുണരുമെന്ന പ്രതീക്ഷയില്‍ കലാകാരന്‍മ കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചു യാത്രക്കാരിൽ നിന്നായി 98 ലക്ഷത്തിന്‍റെ സ്വർണവും 36 ലക്ഷത്തിനു തുല്യമായ വി മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: കുടിവെള്ള ക്ഷാമത്തിനു പരിഹാരം കോഴിക്കോട്: കഴിഞ്ഞ ഒന്‍പതു മാസമായി കുടിവെള്ള ദൗര്‍ലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്‍റെ പരാതി ജലഅഥോറിറ് നിർമാണശാലയിൽ നിന്നു സ്വർണവുമായി കടന്നു കളഞ്ഞയാൾ പിടിയിൽ കോഴിക്കോട്: ആഭരണ നിർമാണ ശാലയിൽ നിന്നു സ്വർണം മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ. ബംഗാൾ ശ്യാംപുർ സ്വദേശിയായ ദീപക് പ്രമാ പാളയം സ്വർണ കവർച്ച: ഒരാൾകൂടി പിടിയിൽ കോഴിക്കോട്: പാളയം സ്വർണ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ. പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ജംഷീർ (37) ആണ് പിടിയില ദീപിക വരിക്കാര്‍ക്കായി പുതുവത്സര കവിതാരചനാ മത്സരം കോഴിക്കോട്: ദീപിക ഫ്രണ്ട്സ് ക്ളബിന്‍റെ (ഡിഎഫ്സി) നേതൃത്വത്തിൽ ദീപിക വരിക്കാര്‍ക്കായി പുതുവത്സരം എന്ന വിഷയത്തെ ആസ്പദമാ ഒമിക്രോൺ വകഭേദം: ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ദാരിദ്ര്യ സൂചികയിലെ നേട്ടം ഉമ്മൻ ചാണ്ടി സർക്കാരിന് അർഹതപ്പെട്ടതെന്ന് ചെന്നിത്തല കെ-റെയിൽ: മുഖ്യമന്ത്രി വിവേകപൂർവം ചിന്തിക്കണമെന്ന് മുല്ലപ്പള്ളിയുടെ തുറന്ന കത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ പിടിയില്‍ ഒമിക്രോൺ വകഭേദം: ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ദാരിദ്ര്യ സൂചികയിലെ നേട്ടം ഉമ്മൻ ചാണ്ടി സർക്കാരിന് അർഹതപ്പെട്ടതെന്ന് ചെന്നിത്തല കെ-റെയിൽ: മുഖ്യമന്ത്രി വിവേകപൂർവം ചിന്തിക്കണമെന്ന് മുല്ലപ്പള്ളിയുടെ തുറന്ന കത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ പിടിയില്‍ അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി Kollam അമിതഭാരവുമായെത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി Pathanamthitta പദ്ധതി പൂര്‍ത്തീകരണ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിനു കൈമാറി Ernakulam സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു Thrissur നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ നഴ്സുമാർക്കു പരിശീലനം Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി Kollam അമിതഭാരവുമായെത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി Pathanamthitta പദ്ധതി പൂര്‍ത്തീകരണ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിനു കൈമാറി Ernakulam സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു Thrissur നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ നഴ്സുമാർക്കു പരിശീലനം Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം യാത്രക്കാർ നിയന്ത്രണങ്ങൾ കൃത്യമായി പരിശോധിക്കണം; യാത്രക്കാർ നിർദ്ദേശവുമായി എമിറേറ്റ്‌സ്; എയർലൈൻസിന്റെ നിർദ്ദേശം വിവിധ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ ഖാദിബോർഡ് വൈസ് ചെയർമാനായി പി ജയരാജൻ ചുമതലയേറ്റു; ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജയരാജൻ; തുടർപ്രവർത്തനങ്ങൾക്കായി യോഗം അടുത്താഴ്‌ച്ച ചേരും ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ? അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും അടുത്ത വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറും; ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്‌ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി നാരായൺ റാണെ; സംസ്ഥാനത്ത് വീണ്ടും അട്ടിമറി? ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്‌ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത് ആശങ്കയായി കൊറോണ വൈറസിന്റെ പുതിയ വകഭേദം;വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് ദക്ഷിണാഫ്രിക്ക; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം അനിശ്ചിതത്വത്തിൽ; ബിസിസിഐയുടെ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രം ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം അമിത സ്വാതന്ത്ര്യം ബി ബി സിക്ക് വിനയാകും; എല്ലാ സഹകരണവും പിൻവലിച്ച് വില്യം രാജകുമാരൻ; ഐ ടി വിക്ക് ക്രിസ്ത്മസ് സന്ദേശം നൽകുന്നത് മറുപണി; ബി ബി സി വൻ കുഴപ്പത്തിൽ സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ് വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പോകുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ എണ്ണവില; ആനുപാതിക നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിയാം; ഉംറ ബുക്കിങ് നടത്താൻ സംവിധാനം; തിരക്കുള്ള ദിവസവും സമയവും മുൻകുട്ടി അറിയാനുള്ള ആപ്പ് പുറത്തിറങ്ങി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്; അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ് ഡിവൈഎഫ്‌ഐ ഫുഡ്‌ഫെസ്റ്റിൽ പ്രതികരണവുമായി ഹരീഷ് പേരടി; യഥാർത്ഥ ഫോട്ടോ അയച്ചു തന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും കുറിപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു 'മൂന്നാംമുറയുടെ' അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം റേഞ്ച് റോവർ സ്‌പോർട് ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ; മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്ന വീഡിയോ പങ്കുവെച്ച് താരം നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു 'നരേന്ദ്ര മോദിയെ വേറിട്ട് നിർത്തുന്നത് അനുഭവപരിചയമെങ്കിൽ ദൗർബല്യം ഉദാരമനസ്‌കതയുടെ കുറവ്; മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല; ദീദിക്ക് ജനങ്ങളോട് സംവദിക്കാനുള്ള ശേഷിയെ എതിരാളികൾ കുറച്ചുകണ്ടു ബംഗാളിലെ തുടർഭരണത്തിലെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോർ പണി മതിയാക്കുന്നു ന്യൂഡൽഹി ദി വയറിന്' വേണ്ടി കരൺ താപ്പർ നടത്തിയ അഭിമുഖം കണ്ടാൽ അറിയാം പ്രശാന്ത് കിഷോർ ഉള്ളിൽ ആരാണ് എന്ന്. പൊളിറ്റിക്കൽ സ്‌ട്രോറ്രജിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന( രാഷ്ട്രീയ തന്ത്രജ്ഞൻ) കരൺ താപ്പറിനെ പ്രശാന്ത് കിഷോർ ആദ്യമേ തിരുത്തുന്നു. ഇല്ല അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ പൊളിറ്റിക്കൽ എയ്ഡ്‌(സഹായി) എന്ന് വിളിച്ചാൽ തരക്കേടില്ല. താൻ ആരെയെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നതും, അവരെ ജയിപ്പിക്കുന്നതും രണ്ടാണെന്നും അദ്ദേഹം പറയുന്നു. തങ്ങളെ പോലെയുള്ളവർ ഓവർറേറ്റേഡാണെന്നും അദ്ദേഹം പറയുന്നു. 2014 ൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് നയിച്ചു, ബിഹാറിൽ നിതീഷ്, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡി, ഇപ്പോൾ മമതയും. എന്നാൽ, താൻ ആരെയങ്കിലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആക്കി എന്നുപറയുന്നതിൽ കഥയില്ലെന്നും പ്രശാന്ത് പറയുന്നു. 2011 ൽ ഗുജറാത്തിലെ പോഷകാഹാര പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് മോദിയെ ആദ്യം കാണുന്നത്. അക്കാര്യത്തിലെ മികച്ച പ്രവർത്തനം കണക്കിലെടുത്താണ്, മോദി പ്രശാന്തിനെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞനാക്കിയത്. മോദിയുടെ അതുല്യമായ അനുഭവപരിചയമാണ് അദ്ദേഹത്തെ സമകാലിക ഇന്ത്യയിൽ വേറിട്ടുനിർത്തുന്നതെന്ന് പ്രശാന്ത് കിഷോർ വിലയിരുത്തുന്നു. 15 വർഷം ആർഎസ്സ് രാഷ്ട്രീയ പ്രചാരകനെന്ന നിലയിലും 15 വർഷം ബിജെപിയുടെ രാഷ്ട്രീയ സംഘാടകൻ എന്ന നിലയിലും 15 വർഷം മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഉള്ള പരിചയം. ഇതാണ് മോദിയെ വേറിട്ട് നിർത്തുന്നത്, അദ്ദേഹം പറയുന്നു. പൊതുജനവികാരം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. അതേസമയം, മോദിയുടെ ദൗർബല്യം എന്തെന്ന് ചോദിച്ചാൽ അത് പറയാൻ താൻ ആളല്ല എന്നാണ് പ്രശാന്ത് കിഷോർ പറയുക. എന്നിരുന്നാലും, മോദി അൽപം കൂടി ആളുകളോട് ദീനാനുകമ്പ കാട്ടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏതായാലും മമതയുടെ ബംഗാൾ വിജയത്തോടെ പ്രശാന്ത് കിഷോർ രാഷ്ട്രീയ സഹായി എന്ന പദവി ഉപേക്ഷിക്കുകയാണ്. ഇപ്പോൾ ചെയ്യുന്ന പണി ഇനി തുടരാൻ ഉദ്ദേശിക്കുന്നില്ല എനിക്ക് മതിയായി. ഒരു ഇടവേള എടുക്കാൻ സമയമായി, ജീവിതത്തിൽ വേറെ എന്തെങ്കിലും ചെയ്യണം, അദ്ദേഹം എൻഡി ടിവിയോട് മനസ് തുറന്നു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് താൻ ഒരുപരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്നാണ് മറുപടി. എന്താണ് ചെയ്യാൻ കഴിയുക എന്നുനോക്കണം. കുടുംബത്തോടൊപ്പം അസമിൽ പോയി തേയില കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചന. തങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്ന പ്രചാരണം മാത്രമാണ് ഇപ്പോഴത്തേത്. വാസ്തവത്തിൽ ബംഗാളിൽ ബി.ജെപി ഇരട്ട അക്കം കടക്കാൻ പാടുപെടുകയാണ്. ദയവായി ഈ ട്വീറ്റ് സൂക്ഷിച്ചുവയ്ക്കുക. ബിജെപിക്ക് മികച്ചത് എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ ഞാൻ ഇവിടം ഉപേക്ഷിച്ചുപോകും ഡിസംബർ 21 ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഏതായാലും ബിജെപി ബംഗാളിൽ രണ്ടക്കത്തിൽ ഒതുങ്ങിയിരിക്കുകയാണ്. ബംഗാളിലേത് തൃണമൂൽ കോൺഗ്രസിന് അനുകൂലമായ ഏകപക്ഷീയമായി വിജയമാണെന്ന് ഇപ്പോൾ തോന്നുമെങ്കിലും അത് കടുത്ത പോരാട്ടമായിരുന്നെന്ന് കിഷോർ പറഞ്ഞു. 'ഞങ്ങൾ നരകത്തിലൂടെ കടന്നുപോയി. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയതിനാൽ ഞങ്ങളുടെ പ്രചാരണം ബുദ്ധിമുട്ടായിരുന്നു അദ്ദേഹം പറഞ്ഞു. പക്ഷേ, തൃണമൂൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് എല്ലായ്‌പ്പോഴും വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്വർഗിയ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ബംഗാളിൽ ബിജെപി സുനാമി ഉണ്ടാവുകയും ബിജെപി അവിടെ സർക്കാർ രൂപവത്കരിക്കുകയും ചെയ്യുന്നതോടെ രെു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നമുക്ക് നഷ്ടമാകുമെന്ന് വിജയ്വർഗിയ പരിഹസിച്ചിരുന്നു. ബംഗാളിൽ വിജയിക്കാൻ പോകുന്നു എന്നതരത്തിൽ വൻ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതികൊണ്ട് മാത്രം എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് മിക്കതിനേക്കാളും വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം വിശദീകരിച്ചു. അഭൂതപൂർവമായ മത ധ്രുവീകരണം ഒരു വലിയ ഘടകമായിരുന്നു വർഗീയതയുടെ വഞ്ചനയ്ക്ക്' ഇത്രയും ദൂരം മാത്രമേ പോകാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മമതയെ ആക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല പരാജയം സംഭവിക്കുന്നതോടെ എന്താണ് തെറ്റുപറ്റിയതെന്ന കാര്യത്തിൽ ആളുകൾ വിനയാന്വിതരാകണം. മമതയെ കടന്നാക്രമിച്ചത് ബിജെപിക്ക് ഗുണം ചെയ്തില്ല. മമതയ്ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശേഷിയെ ബിജെപി വല്ലാത കുറച്ചുകണ്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ദീദിക്ക് പരുക്കേറ്റതും നടക്കാനാവാതെ വന്നതും വല്ലാത്ത വെല്ലുവിളിയായി. കാരണം മമതയെ ആണ് മുഴുവൻ പ്രചാരണത്തിനുമായി ആശ്രയിച്ചത്. അതുകൊണ്ട് അതൊരു വെല്ലുവിളിയായിരുന്നു, പ്രശാന്ത് കിഷോർ പറഞ്ഞു. വീൽചെയറിൽ പ്രചാരണം നടത്തുന്ന മമത പയറ്റുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബിജെപി ആവർത്തിച്ച് ആരോപിച്ചിരുന്നു. ഏതായാലും ജനങ്ങൾ അവരുടെ ഹിതം അറിയിച്ചു, പ്രശാന്ത് കിഷോർ പറഞ്ഞു. സുവേന്ദു അധികാരി അടക്കം 30 ഓളം നേതാക്കൾ തൃണമൂൽ നേതാക്കൾ കൊഴിഞ്ഞുപോയത് വലിയ വെല്ലുവിളിയായിരുന്നു. അവരിൽ പലരും, സ്ഥാനാർത്ഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ പ്രശാന്ത് ഇടപെടുന്നതിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചവർ കൂടിയായിരുന്നു. തൃണമൂലിന്റെ വിജയം മറ്റുപ്രതിപക്ഷ കക്ഷികളും സന്ദേശമായി കണക്കാക്കണമെന്നാണ് പ്രശാന്ത് പറയുന്നത്. അവർക്കും ബിജെപിയെ എതിരിടാനും പരാജയപ്പെടുത്താനും കഴിയും എന്ന സന്ദേശം. 100 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പോലെയുള്ള കക്ഷികൾ തങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. പാർട്ടിക്ക് ഒരുപ്രശ്‌നമുണ്ടെന്ന് തിരിച്ചറിയുകയും അംഗീകരിക്കുകയും അതിന് പരിഹാരം കാണുകയും വേണം. തന്റെ പ്രവർത്തനശൈലിയുമായി കോൺഗ്രസ് പൊരുത്തപ്പെടില്ലെന്നും പ്രശാന്ത് കിഷോർ കരുതുന്നു. ഏതായാലും വഴിയേ വരുന്ന എല്ലാ പാർട്ടികളുടെയും ഉപദേഷ്ടാവോ, തന്ത്രജ്ഞനോ ആകുക എന്ന സമീപനം അദ്ദേഹത്തിനില്ല. തനിക്ക് ആ പാർട്ടിയിൽ കൃത്യമായ ഇടപടൽ നടത്താൻ കഴിയുമെന്ന് ബോധ്യപ്പെടണം. അതാണ് അദ്ദേഹം മനസ്സിൽ കൽപിക്കുന്ന യോഗ്യത. ഏതായാലും ഇനി പ്രശാന്ത് കിഷോർ വഴി മാറി സഞ്ചരിക്കുകയാണ്. പശ്ചിമ ബംഗാളിൽ പരാജയപ്പെട്ടാൽ പണിനിർത്തുമെന്ന് പ്രശാന്ത് കിഷോർ ദീദിയെ വീണ്ടും അധികാരത്തിലേറ്റാൻ കച്ചമുറുക്കി പ്രശാന്ത് കിഷോർ പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് ചരിത്രപരമായ മണ്ടത്തരമോ? ബിജെപി നേതാക്കൾക്ക് മമതയെ ഭയമെന്ന് തൃണമൂൽ നേതാവ് മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷം; ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പയുടെ അനുമതി; നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ; തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ കർശനമാക്കും; ഓമിക്രോണിൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പുതിയ വകഭേദത്തെ തിരിച്ചറിയാൻ കേരളവും നിരീക്ഷണം ശക്തമാക്കുന്നു; വീണ്ടും കോവിഡ് ഭീതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക് ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ ടിപിആർ അഞ്ചുശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണം തുടരും; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടി; ആർടിപിസിർ പരിശോധന നിർബന്ധം മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്രം അംഗീകരിക്കില്ല; മരംമുറി ഉത്തരവ് പിൻവലിച്ചത് സുപ്രീംകോടതിയിൽ തിരിച്ചടിയാകും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് കേരളം തുറന്നു കൊടുത്തത് സുവർണ്ണാവസരം; ബേബി ഡാം ബലപ്പെടുത്തലിൽ കോടതി വിധി നിർണ്ണായകമാകും; പെരിയാറിന്റെ തീരത്തുള്ളവരെ ഒറ്റിക്കൊടുത്തത് ആര്? പല അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നു; തീവണ്ടി പാളം തെറ്റി വലിയ ദുരന്തത്തിനും സാധ്യത; ജനവാസ മേഖലകളിലെ കൃഷി ആനയെ ആകർഷിക്കും; കാടിനകത്ത് കുടിവെള്ളവും തീറ്റയുമില്ല; റെയിൽ വേലി പാഴ് വാക്കാകുമ്പോൾ കൊമ്പന്മാർക്ക് ജീവൽ നഷ്ടം; കഞ്ചിക്കോടിനെ നടുക്കി വീണ്ടും ആന ദുരന്തം പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ മൂലകാരണം; ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; നാല് ദിവസത്തിനിടെ നാലു കുട്ടികളുടെ മരണം; അട്ടപ്പാടി ദുരന്തം ആരോഗ്യത്തിലെ കേരളാ മോഡലിന് നാണക്കേട് ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം യാത്രക്കാർ നിയന്ത്രണങ്ങൾ കൃത്യമായി പരിശോധിക്കണം; യാത്രക്കാർ നിർദ്ദേശവുമായി എമിറേറ്റ്‌സ്; എയർലൈൻസിന്റെ നിർദ്ദേശം വിവിധ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ ഖാദിബോർഡ് വൈസ് ചെയർമാനായി പി ജയരാജൻ ചുമതലയേറ്റു; ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജയരാജൻ; തുടർപ്രവർത്തനങ്ങൾക്കായി യോഗം അടുത്താഴ്‌ച്ച ചേരും പേര് ചോദിക്കുന്നവരെ ശപിച്ച് ഭസ്മമാക്കാൻ ശ്രമിക്കുന്ന സന്യാസി; എല്ലാ ഭാഷകളിലും അഗാധമായ പാണ്ഡിത്യം; കളരിയും യോഗയും അരച്ചു കുടിച്ചയാൾ; ബ്രാഹ്മണൻ എന്നു പറയുമെങ്കിലും മദ്യവും മാംസവും പെരുത്തിഷ്ടം; ഗുജറാത്തിലെ സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞത് സുകുമാരക്കുറുപ്പെന്ന് പത്തനംതിട്ടക്കാരൻ: ഇത് മറ്റൊരു 'കുറുപ്പ്' വെർഷൻ എറണാകുളത്ത് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ് ഹലാൽ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ; ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഇ സൈറ്റുകളിൽ ഫലമറിയാം പ്രസവിച്ചത് ഒക്ടോബർ 19ന്; കംസൻ അപ്പൂപ്പൻ തട്ടിക്കൊണ്ടു പോയത് നാലാം നാൾ; അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെന്ന സത്യം പറഞ്ഞ് പെൺകുട്ടിയാക്കി 'മലാല' പത്രക്കുറിപ്പ്; കുത്തിവയ്‌പ്പ് രേഖയിൽ ജനനം ഒക്ടോബർ രണ്ട്; ഷിജു ഖാനെതിരെ മറ്റൊരു അട്ടിമറി തെളിവ്‌ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷം; ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പയുടെ അനുമതി; നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ; തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ കർശനമാക്കും; ഓമിക്രോണിൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പുതിയ വകഭേദത്തെ തിരിച്ചറിയാൻ കേരളവും നിരീക്ഷണം ശക്തമാക്കുന്നു; വീണ്ടും കോവിഡ് ഭീതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം കേസായപ്പോൾ വിദേശത്തേക്ക് മുങ്ങി; തിരിച്ചെത്തി ഒളിവിൽ താമസിച്ചത് വീരാജ് പേട്ടയിലെ റിസോർട്ടിൽ; രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു പറ്റിച്ചത് 300ഓളം പേരെ; സർക്കാരിനെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ; ഉമ്മർകുട്ടിയും കുടുങ്ങി എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന വേണ്ട; ജനാഭിമുഖ കുർബാന തുടർന്നാൽ മതിയെന്ന് നിർദ്ദേശവുമായി വത്തിക്കാൻ; സർക്കുലർ വൈദികർക്ക് കൈമാറി നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ പ്രിയൻ ചിത്രത്തിന്റെ ആദ്യ റിലീസ് തീയതി 2020 മാർച്ച് 26; കൊറോണ ഭീതിയിൽ മാറ്റിവച്ചത് ആദ്യ തരംഗത്തിന് ശേഷം വീണ്ടും ഇറക്കാൻ ശ്രമിച്ചപ്പോഴും വില്ലനായി കോവിഡ്! ഡിസംബർ രണ്ടെന്ന റിലീസ് തീയതിക്ക് ഭീഷണി ഒമിക്രോൺ; മരയ്ക്കാറിനൊപ്പം ബറോസിലും മൂന്നാം അനിശ്ചിതത്വം; അറബിക്കടലിന്റെ സിംഹത്തിന് ഇനി എന്തു സംഭവിക്കും? അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക് ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക് എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ ഒരു വീഡിയോ അയച്ചിട്ടുണ്ട് റൊമാന്റിക് മുമ്പ് കണ്ടിട്ടുണ്ടോ? നിനക്കിഷ്ടം സോഫ്റ്റ് പോണോ ഹാർഡ് പോണോ? സോഫ്റ്റ് മുമ്പ് കണ്ടിട്ടില്ലേ? മനസിന്റെ വിഷമം മാറ്റാൻ സ്വയം ഭോഗം ചെയ്താൽ മതി എന്ന് ഉപദേശം; കോഴിക്കോട്ടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എതിരെ മീ ടു ആരോപണവുമായി യുവതികൾ അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; 29കാരനായ പ്രതിയെ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട് ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ! എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ് ചേർത്തലയിൽ പൊലീസുകാരനെ സൈനികൻ മർദ്ദിച്ച സംഭവത്തിന് ആന്റിക്ലൈമാക്സ്; പ്രശ്നമുണ്ടാക്കിയത് പൊലീസെന്ന് മുഖ്യമന്ത്രിക്ക് പരാതി; കസ്റ്റഡിയിലെടുത്ത സൈനികന് സ്റ്റേഷനിൽ ക്രൂരമർദ്ദനം; നട്ടെല്ല് ചവിട്ടിയൊടിച്ച് പൊലീസ് മൊഴി ചൊല്ലിയത് കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ; സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്ന് പറഞ്ഞ രതിവൈകൃതം; ലൈംഗിക വൈകൃതങ്ങൾക്കൾക്ക് വഴങ്ങാത്തത് ഭർത്താവിന്റെ പ്രതികാരം കൂട്ടി; മോഫിയയ്ക്ക് നീതി കിട്ടണമെങ്കിൽ സിഐയും ആ കോൺഗ്രസുകാരനും പ്രതിയാകണം മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ സുഹൈൽ ജോലിക്ക് പോവില്ല; മുഴുവൻ സമയവും മൊബൈൽ നോക്കി കൊണ്ടിരിക്കും; അവൻ പറയുന്ന ശരീരഭാഗങ്ങളിൽ എല്ലാം പച്ച കുത്തണം; പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിക്കുകയും ചെയ്യും; എല്ലാം എതിർത്തപ്പോൾ മാനസിക രോഗിയാക്കി; മോഫിയ പങ്കുവച്ച ദുരിതകഥകൾ പറഞ്ഞ് സുഹൃത്ത് പിരിയും മുമ്പ് ഒന്നു കാണാം കുറച്ചു സംസാരിക്കാം എന്ന് കോൾ; അരുണിന് വേറെ വിവാഹ ആലോചന നടക്കുന്നു എന്ന് അറിഞ്ഞതോടെ മനസിൽ അസൂയയും പകയുമായി; എങ്ങനെയും മുടക്കണമെന്ന് നിശ്ചയം; തിരുവനന്തപുരത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തേക്ക് കാമുകൻ വരുമ്പോൾ കൈയിൽ റബർ പാലിന് ഉറ ഒഴിക്കുന്ന ആസിഡുമായി ഷീബ; അടിമാലിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ ഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥ പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; അതീവ രഹസ്യ ഓപ്പറേഷനിൽ പൊക്കിയത് നെന്മാറ സ്വദേശികളായ സലാമിനേയും ഇസ്ഹാകിനേയും സുബൈറിനേയും; നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി കാമിലയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജോ ബൈഡൻ നിർത്താതെ കീഴ്ശ്വാസം വിട്ടു; മുഖം വിളറിയെങ്കിലും അറിയാതിരിക്കാൻ സംസാരം തുടർന്നു; അമേരിക്കൻ പ്രസിഡണ്ടിന്റെ കീഴ്ശ്വാസം പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത് 'കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ നല്‍കിയ പുരസ്‌കാരമാണിത് വികാരനിര്‍ഭരനായി യു.എ ഖാദര്‍ UA Khader mathrubhumi literary award speech 'കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ നല്‍കിയ പുരസ്‌കാരമാണിത് വികാരനിര്‍ഭരനായി യു.എ ഖാദര്‍ കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ വികാര നിര്‍ഭരമായ മറുപടി പ്രസംഗത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ടി.പത്മനാഭന്‍ മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം യു.എ.ഖാദറിന് സമര്‍പ്പിക്കുന്നു. ഫോട്ടോ- കെ.കെ സന്തോഷ് കോഴിക്കോട്: കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ തനിക്ക് നല്‍കിയ പുരസ്‌കാരമായിട്ടാണ് മാതൃഭൂമി സാഹിത്യപുരസ്‌കാരത്തെ താന്‍ കാണുന്നതെന്ന് എഴുത്തുകാരന്‍ യു.എ ഖാദര്‍. തന്നെ മാറോടണയ്ക്കാത്ത, കണ്‍നിറയെ കണ്ടിട്ടില്ലാത്ത ബര്‍മ്മക്കാരിയായ അമ്മ നല്‍കിയതാണ് ഈ പുരസ്‌കാരം. കോഴിക്കോട് നടന്ന ചടങ്ങില്‍ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ വികാരനിര്‍ഭരമായ മറുപടി പ്രസംഗത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ഇക്കാര്യം പറഞ്ഞത്. മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചപ്പോഴൊന്നും ഈ പുരസ്‌കാരം നല്‍കിയ 'അമ്മസങ്കല്‍പം' തനിക്ക് തോന്നിയിട്ടില്ല. സാഹിത്യത്തിലേക്കുള്ള തന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയിരുന്നെന്നും യു.എ ഖാദര്‍ ഓര്‍മ്മിച്ചു. തിങ്കളാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകാരന്‍ ടി പത്മനാഭനാണ് പുരസ്‌കാരം യു.എ ഖാദറിന് സമര്‍പ്പിച്ചത്. എന്റെ കയ്യില്‍ മാതൃഭൂമിയുടെ പുരസ്‌കാരം ഏല്‍പ്പിക്കുമ്പോള്‍ അതിന് നല്ല ഭാരമുണ്ടായിരുന്നു. അതിനേക്കാള്‍ എന്റെ സാഹിത്യ പരിശ്രമങ്ങളെ മുഴുത്തികവോടുകൂടി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തല്ലോ മാതൃഭൂമി എന്ന പത്രസ്ഥാപനം എന്ന വിചാരമായിരുന്നു എന്റെ മനസ്സിനെയും കൈകളെയും ശരീരത്തെയുമൊക്കെ വിറപ്പിച്ചത്. ഞാന്‍ ലാഞ്ചിപ്പോകുമായിരുന്നു. പത്മനാഭനായിരുന്നു എന്നെ പിടിച്ചത്. അല്ലെങ്കില്‍ ഞാന്‍ അവിടെ വീണ് പോകുമായിരുന്നു. ഈ പുരസ്‌കാരത്തിന്റെ രണ്ട് നിലയ്ക്കുള്ള ഒന്ന് പുരസ്‌കാരത്തിന് ഭാരമുണ്ട്, പിന്നൊന്ന് ഇത് നല്‍കിയ സ്ഥാപനത്തിന്റെ മഹാമനസ്‌കതയുടെ ഭാരം. ഈ രണ്ട് ഭാരങ്ങളും കൊണ്ട് ഞാനവിടെ ഇരുന്ന് പോകുമായിരുന്നു. ഞാനെന്താണ് പറയേണ്ടത് എന്നെനിക്കിപ്പോഴും നിശ്ചയമില്ല. ജീവിതത്തില്‍ ഞാന്‍ വല്ലാത്ത ആന്തല്‍ അനുഭവിച്ച രണ്ട് സന്ദര്‍ഭങ്ങളുണ്ട്. ഒന്ന് ഈ പുരസ്‌കാരം എനിക്കാണ് എന്ന് എം.പി വീരേന്ദ്രകുമാറും പി.വി ചന്ദ്രനും വിളിച്ച് പറഞ്ഞപ്പോള്‍ ഉണ്ടായ ആന്തല്‍. മറ്റൊന്ന് കുറച്ച് മുന്‍പാണ്. 1982 ലാണ് എന്നാണ് ഓര്‍മ തൃക്കോട്ടൂര്‍ പെരുമ' എന്ന പുസ്തകത്തിന്റെ പ്രകാശനം. ആ പ്രകാശനം നിര്‍വഹിച്ചത് പ്രിയങ്കരനായ ടി പത്മനാഭനായിരുന്നു. ഈ പുരസ്‌കാരം മാതൃഭൂമി പത്രമാണ് എനിക്ക് നല്‍കുന്നത്. അതിലൊരു അമ്മയുണ്ട്. ഒരമ്മയുടെ സ്‌നേഹവായ്പുണ്ട്. മ്യാന്‍മാറിന്റെ വിയറ്റ്‌നാം ബോര്‍ഡറില്‍ മോണ്‍സ്‌റ്റെയിറ്റിന്റെ തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയായ ബിലിനിലെ പെഗോഡകള്‍ക്കരികിലുള്ള ഒരു വീട്ടിലാണ് എന്നെ പെറ്റിട്ടത്. ആ പെറ്റിട്ട മാമേദിയെന്ന ആ ബര്‍മ്മക്കാരിക്ക് സ്വന്തം മകന് മുലകൊടുത്ത് വളര്‍ത്താന്‍ സാധിച്ചില്ല. കാരണം അവര്‍ വസൂരി പിടിച്ച് മരിച്ചുപോയി. മാമേദിയുടെ മനസ്സിലെ അമ്മച്ചൂര് പല രീതിയില്‍ എന്റെ ജീവിതത്തിലുടനീളം എനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള അവസരമാണിത്. മാമേദിയെന്ന എന്റെ ഉമ്മ എനിക്ക് നല്‍കിയ പുരസ്‌കാരമായിട്ടാണ് ഞാന്‍ കാണുന്നത്. ഇത് എന്റെ മനസ്സ് പറയുന്നതാണ്. എനിക്ക് മുലയൂട്ടാത്ത അമ്മ എന്നെ മാറോടണക്കാത്ത അമ്മ എന്നെ കണ്‍നിറയെ കണ്ടിട്ടില്ലാത്ത അമ്മ എനിക്ക് നല്‍കിയ പുരസ്‌കാരമാണ് എന്റെ സാഹിത്യ ജീവിതത്തിലെ സായൂജ്യമാണ് ഈ പുരസ്‌കാരം. എനിക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നൊന്നും ഈ പുരസ്‌കാരം നല്‍കിയ അമ്മ സങ്കല്‍പ്പം എനിക്കുണ്ടായിട്ടില്ല. അതാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ എനിക്ക് കഴിയില്ല. സാഹിത്യത്തിലേക്കുള്ള എന്റെ പടവുകള്‍ മാതൃഭൂമിയിലൂടെയായിരുന്നു. ചെറുപ്പത്തില്‍ മാതൃഭൂമിയില്‍ കഥ വന്നാല്‍ നിന്നെ കഥാകാരനായി അംഗീകരിക്കാമെന്ന് എന്റെ കൂട്ടുകാര്‍ പറയുമായിരുന്നു. അങ്ങനെ 1960 കളില്‍ മാതൃഭൂമിയില്‍ എന്റെ കഥ വന്നു. കൂട്ടൂകാര്‍ പരിഹാസം തുടര്‍ന്നു. ഞാന്‍ എന്റെ എഴുത്തും തുടര്‍ന്നു. ഈ പുരസ്‌കാരവും സ്‌നേഹവും ഏറ്റുവാങ്ങാനായല്ലോ എന്ന എന്ന സൗഭാഗ്യത്തികവില്‍ അധികമൊന്നും സംസാരിക്കാനാവാത്ത മനസ്സിന്റെ എരിപൊരി സഞ്ചാരത്തില്‍ ഞാന്‍ നിര്‍ത്തുന്നു. പുരസ്‌കാരം നല്‍കിയവരോടുള്ള കടപ്പാട് എപ്പോഴുമെപ്പോഴും എന്റെ മനസ്സില്‍ ഞാന്‍ സാഹിത്യ നിധി പോലെ സൂക്ഷിക്കുന്നതാണ് എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ നന്ദി നമസ്‌കാരം. ഫെയ്‌സ്ബുക്കിലെ ചരിത്രരചന ഹിറ്റ്‌ കടത്തനാടന്‍ ചരിത്രമിതാ ശശീന്ദ്രന്റെ വിരല്‍ത്തുമ്പിലൂടെ വടകര: എഴുതിയ ചരിത്രങ്ങളിലെ എഴുതപ്പെടാത്ത ഏടുകള്‍, തീരെ എഴുതപ്പെടാതെ പോയ നാട്ടുചരിതങ്ങള്‍ പി.ജി.യുടെ വായനാലോകം ഇനി എല്ലാവർക്കും സ്വന്തം ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി ചപ്പുചവറുകൾക്ക് പകരം പുസ്തകം; ഇത് ഇന്തോനേഷ്യൻ ട്രാഷ് ലൈബ്രറി ഫെയ്‌സ്ബുക്കിലെ ചരിത്രരചന ഹിറ്റ്‌ കടത്തനാടന്‍ ചരിത്രമിതാ ശശീന്ദ്രന്റെ വിരല്‍ത്തുമ്പിലൂടെ പി.ജി.യുടെ വായനാലോകം ഇനി എല്ലാവർക്കും സ്വന്തം 'കണ്ണും കാതും' മുതല്‍ 'ഗദ്ദാമ' വരെ കെ.യു ഇഖ്ബാല്‍ എന്ന ഓര്‍മകളുടെ പൂമരം സെറിബ്രല്‍ പാള്‍സി സര്‍ഗാത്മകതയ്ക്ക് തടസ്സമായില്ല, ദേവനന്ദയുടെ സൃഷ്ടിയില്‍ 19 കവിതകള്‍! തൃശ്ശൂർ: രാജ്യത്തെ ടോൾപ്ലാസ കവാടങ്ങളെല്ലാം ഡിസംബർ ഒന്നുമുതൽ പൂർണമായും ‘ഫാസ് ടാഗ്’ ട്രാക്കുകളാക്കുന്നു. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ഫാസ് ടാഗ് സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ വൻതുക പിഴ ഈടാക്കാനാണ് ദേശീയപാതാ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നൽകിയ നിർദേശം. എത്ര രൂപയാണോ ടോൾ അടയ്‌ക്കേണ്ടിയിരുന്നത് അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇതോടെ, നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏർപ്പെടുത്തേണ്ടിവരും. 2017 ഡിസംബർമുതൽ പുതിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോൾപ്ലാസകളിൽ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. വാഹനത്തിന്റെ വിൻഡ്‌ സ്‌ക്രീനിലാണ് (മുൻവശത്തെ ഗ്ലാസ്) ഫാസ്ടാഗ് സ്റ്റിക്കർ പതിക്കുക. ഇതിൽ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ ഇടപാട്. വാഹനം ടോൾ പ്ലാസയിലെത്തുമ്പോൾ പണമടയ്ക്കാതെ കടന്നുപോകാം. ഫാസ് ടാഗുമായി ബന്ധിപ്പിച്ച അക്കൗണ്ടിൽനിന്ന് പണം പിടിച്ചോളും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാർജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു ഫാസ് ടാഗ് ആണ് ഉണ്ടാവുക. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല. തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി എന്നിവിടങ്ങളിൽനിന്ന് ഫാസ് ടാഗ് രജിസ്‌ട്രേഷൻ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം. (ഫാസ്ടാഗ് ട്രാക്ക് ഇല്ലാത്തത് പൊന്നാരിമംഗലത്ത് മാത്രമാണ്). പാലിയേക്കരയില്‍ ടോൾ നിരക്ക് കൂട്ടി, അഞ്ചുമുതൽ 30 രൂപ വരെ വർധന വീട്ടുമുറ്റത്ത് കിടക്കുന്ന കാറിന് ടോള്‍ബൂത്തില്‍ പണംപിടിച്ചു; പരിശോധിച്ച് പണം നല്‍കാമെന്ന് അധികൃതര്‍ ടോളിനായി 10 സെക്കന്‍ഡ് കാത്തിരിക്കാം, 100 മീറ്ററിലധികം വാഹനനിര നീണ്ടാല്‍ ടോള്‍ നല്‍കാതെ പോകാം ഇനിയും 8 വര്‍ഷം ബാക്കി, പാലിയേക്കര ടോളില്‍ ഇതുവരെ ഈടാക്കിയ അധികത്തുക 80 കോടി ഒതുക്കിയതല്ല, ഖാദി ബോര്‍ഡിലെ സ്ഥാനം അഭിമാനം പി. ജയരാജന്‍ പോലീസിനെതിരേ നടപടിയുണ്ടായിരുന്നെങ്കിൽ പഴയത് ആവർത്തിക്കില്ലായിരുന്നു -ഹൈക്കോടതി അവൾ പോയത് അപമാനം താങ്ങാൻ കഴിയാത്തതിനാൽ സയ്യിദ് അബ്ദുർറഹ്മാൻ അസ്ഹരി അവാർഡ് പ്രൊഫ. ജമാലുദീൻ ഫാറൂഖിക്ക് ആറു ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, സ്ഥിതി വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഡാമില്‍ കുമളി: ആറ് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ജലമന്ത്രി റോഷി അഗസ്റ്റിനും കൃഷി മന്ത്രി പി. പ്രസാദും ഡാമില്‍ സന്ദര്‍ശനം നടത്തി.അണക്കെട്ടിലെ സ്ഥിതി നേരിട്ട് വിലയിരുത്താനാണ് മന്ത്രിമാര്‍ എത്തിയത്. സ്പില്‍ വേയിലെ ആറു ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിട്ടും ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താന്‍ തമിഴ്‌നാടിനായിട്ടില്ല. വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ഡാമിലേക്കു ശക്കതമായ നീരൊഴുക്കു തുടരുകയുമാണ്. സെക്കന്‍ഡില്‍ 2,974 ഘന അടി വെള്ളം സ്പില്‍വേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നു. പുറമേ, 2340 ഘന അടി വീതം തമിഴ്‌നാട് കൊണ്ടുപോകുന്നുമുണ്ട്. ഇത്രയുമാട്ടും ജലനിരപ്പ് താഴുന്നില്ല. ഈ സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പു നല്കി. ഇതേസമയം, കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. നവംബര്‍ മൂന്ന് വരെ കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം കേരള തീരത്ത് മഴയ്ക്കു സാദ്ധ്യത കൂട്ടിയിരിക്കുകയാണ്. എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു സ്വന്തം ലേഖകന്‍ തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുട കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല, സ്വീകരിക്കണോ എന്നു വ്യക്തിക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവ ആറു ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല, സ്ഥിതി വിലയിരുത്താന്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി പ്രസാദും ഡാമില്‍ അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ Ginger Media അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത്‌ കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്‌, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ്‌ അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്. ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു. ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്. ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍ ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് സൂപ്പര്‍ മോമിന് ചിയേഴ്സ്, പേര്‍ളി നിങ്ങള്‍ ഒരു പ്രചോദനമാണ് – പേര്‍ളി മാണിയെ പ്രശംസിച്ച് അപര്‍ണാ ബാലമുരളി അതിന്റെ പേരില്‍ അവള്‍ എന്നോട് പിണങ്ങി, എന്നെ ബ്ലോക്ക് ചെയ്തു; രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തിനെ കണ്ട സന്തോഷത്തില്‍ ജിപി എന്റെ അനുഗ്രഹമാണ് അവള്‍, അവളുടെ സ്നേഹം ഞാന്‍ എന്നും തുറക്കുന്ന സമ്മാന പൊതിയും; പേര്‍ളിയെ കുറിച്ച് ശ്രീനിഷ് ബിഗ്‌ ബോസില്‍ വച്ച് എങ്ങനെ ലവ് ആയി, ക്യാമറയുടെ മുന്‍പില്‍ എങ്ങനെ പ്രണയിക്കാനാകും; മനസ് തുറന്ന് പേര്‍ളിയും ശ്രീനിഷും ഒരു തരി സ്വർണാഭരണങ്ങൾ അണിയാതെ വധുവായി ഒരുങ്ങിയ റേച്ചൽ മാണി, സ്വർഗത്തിൽ വെച്ച് കൂട്ടിയിണക്കിയ ജോടികൾ കയ്യടിച്ചു സോഷ്യൽ മീഡിയ ‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട്‌ ഒരുങ്ങുന്ന മേപ്പടിയാനിൽ ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്. ‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്. ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു എന്നെ വിളിച്ചത്, വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത് -മനസ് തുറന്ന് മല്ലിക സുകുമാരന്‍ 45 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മല്ലിക സുകുമാരന്‍. അന്തരിച്ച നടന്‍ സുകുമാരനാണ് മല്ലികയുടെ ഭര്‍ത്താവ്. മക്കളായ പൃഥ്വിരാജു൦ ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികൾക്ക് സുപരിചിതരാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ ഈ താര കുടുംബത്തിലെ എല്ലാവരും തന്നെ സിനിമയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിട്ടുള്ളവരാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ കുടുംബ വിശേഷങ്ങളും ഈ താരകുടുംബം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരനിപ്പോള്‍. മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷം ചെയ്യാന്‍ സാധിച്ചത് തന്നെ സംബന്ധിച്ച് സ്വപ്ന തുല്യമായ കാര്യമാണ് എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്‍ മനസ് തുറന്നിരിക്കുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ഫ്രീയായപ്പോഴാണ് വീണ്ടും സിനിമയിലേക്ക് വരണം എന്ന ആഗ്രഹാമുണ്ടയത് എന്നാണ് മല്ലിക പറയുന്നത്. സാറാസിലെ കഥാപാത്രം കണ്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അതിനെല്ലാം നന്ദി പറയേണ്ടത് ജൂഡിനോടാണെന്നും മല്ലിക പറയുന്നു. ‘ആഗ്രഹിച്ചത് അമ്മ വേഷങ്ങള്‍ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ വേഷങ്ങള്‍ ചെയ്യണമെന്ന അതിമോഹം ഉണ്ടായിരുന്നു. ജയറാമിന്റെയും ദിലീപിന്റെയും അമ്മയുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒപ്പം ചില നല്ല വേഷങ്ങളും കിട്ടി. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് സാറാസിലെ അമ്മച്ചിയുടേത്. ആ സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയും അഭിനന്ദിച്ചു. ജൂഡിനോടാണ് അതിനെല്ലാം നന്ദി പറയേണ്ടത്.’ -മല്ലിക പറഞ്ഞു. ‘ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനേഴിന് എന്നോടൊരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് രാജു എന്നെ വിളിക്കുന്നത്. സിനിമാ കാര്യമാകില്ല എന്നായിരുന്നു എന്റെ ഊഹം. എന്നാല്‍, എന്റെ പ്രതീക്ഷകളെല്ലാം തെറ്റി. അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചാണ് അന്ന് എന്നോട് പറഞ്ഞത്. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയുടെ വേഷമാണ് എനിക്ക്. അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. ലാലിന്‍റെ അമ്മയാകുമ്പോള്‍ സ്വാഭാവികമായിട്ടും രാജുവിന്റെ അമ്മൂമ്മയാകും. വേറെന്ത് സൗഭാഗ്യമാണ് ഇതില്‍ കൂടുതല്‍ വേണ്ടത്.’ -മല്ലിക പറഞ്ഞു. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവച്ചാണ് താരം ബ്രോ ഡാഡിയുടെ ഷൂട്ടിംഗുമായി മുന്‍പോട്ട് പോയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ്‌ ബ്രോ ഡാഡിയെന്നു മുന്‍പ് പൃഥ്വി പറഞ്ഞിട്ടുണ്ട്. മീനാ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്‌ ചിത്രത്തിലെ നായികമാര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്യാണി, മീനാ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്ര൦ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഒരു ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്ര൦ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ഭീമൻ്റെ വഴിയുമായി കുഞ്ചാക്കോ ബോബൻ, അടുത്ത വീട്ടിലേ പയ്യനിൽ നിന്നും വീട്ടിൽ കയറ്റാൻ പറ്റാത്ത പയ്യനിലേക്കുള്ള യാത്രയെന്ന് ചാക്കോച്ചൻ അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചിത്രം സംവിധാനം ചെയ്യുന്നത് മിന്നൽ ശക്തിയുമായി അവൻ വരുന്നു: ആരാധകർക്ക് ബോണസ് ട്രെയ്‌ലറുമായി മിന്നൽ മുരളി ടീം ഡിസംബർ 24ന് റിലീസ് ചെയ്യാനിരിക്കെ ആരാധകർക്ക് കിടിലം സർപ്രൈസുമായി നെറ്റ്ഫ്ലിക്സ്ഉം മിന്നൽ മുരളി ടീമും. ആദ്യം പുറത്തുവിട്ട മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ ‘അടുക്കളയിലും അരങ്ങിലും പുരുഷനും സ്ത്രീയും ഒന്നാകുന്ന കാലം എന്ന് വരും’, ലിംഗസമത്വത്തിൻ്റെ പാട്ടുമായി ‘താര’ സ്ത്രീ എന്നും പുരുഷന് അടിമയാണെന്ന ചിന്ത കൊണ്ട് നടക്കുന്ന പലരും ഇന്നും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആ ചിന്തയുടെ കരണത്തുള്ള അടിയാണ് “താര” എന്ന ചിത്രത്തിലെ ഗാനം തിയേറ്ററുകളിൽ കയ്യടി വാങ്ങി ആഹാ, വടം വലിയുടെ ഊർജം ജനങ്ങളിലേക്ക് തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി ഇന്ദ്രജിത് നായകനായി എത്തിയ ചിത്രം ‘ആഹാ’. വടംവലി പ്രമേയമായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കുറുപ്പ്’ വൻ വിജയമായത് ഒരു ഒന്നൊന്നര ‘കളർ പടം’, യൂട്യൂബിൽ ഹിറ്റ് ആയി ഷോർട്ട് ഫിലിം, ഒരു സിനിമ കണ്ട ഫീലെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘കളര്‍ പടം’. 14 ഡേയ്‌സ് ഓഫ് ലവ് എന്ന ഹിറ്റ് ഷോര്‍ട് ഫിലിമിന് ശേഷം ‘കാവേരിയെ പണത്തിന് വേണ്ടി ഭീഷണിപ്പടുത്തിയെന്ന് കള്ളക്കേസ് നൽകി, ഒൻപത് മാസം ഗർഭിണി ആയിരുന്നപ്പോഴും കോടതി കയറി ഇറങ്ങി’, മനസ് തുറന്ന് പ്രിയങ്ക ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് ഒത്തിരി സിനിമകളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടന്ന പഴയ ഒരു കേസിന്റെ ‘പലപ്പോഴും ആത്മഹത്യ ചെയ്യാൻ വരെ തോന്നി, അതിൻ്റെ കാരണം എല്ലാവരും അറിയണം ‘, തുറന്നു പറച്ചിലുമായി അർച്ചന കവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അർച്ചന കവി. നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009-ലായിരുന്നു നീലത്താമര റിലീസായത്. അതിന് വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി സ്റ്റാറ്റസ് ഇട്ടത് ഞാൻ തന്നെയെന്ന് ദുൽഖർ, പടം കണ്ട് മമ്മൂക്ക പറഞ്ഞത് ഇങ്ങനെ!! മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദുൽഖർ നായകനായി എത്തുന്ന കുറുപ്പ്. ചിത്രത്തിനായി നിരവധി പ്രമോഷനുകളാണ് ദുൽഖർ നടത്തുന്നത്. ബുർജ് ഖലീഫയിൽ വരെ ആദ്യമായി ട്രെയ്‌ലർ പ്രദർശിപ്പിക്കുന്ന മലയാള ‘എനിക്കൊരു മോളുണ്ട് എന്നത് എല്ലാർക്കും അറിയാവുന്ന കാര്യമാണ്, ലിവിങ് ടുഗതർ ആയിരുന്നപ്പോൾ കേരളത്തിൽ നിൽക്കക്കള്ളി ഇല്ലാതായി’, മനസ് തുറന്ന് ലേഖ എംജി ശ്രീകുമാർ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് എം ജി ശ്രീകുമാറും ഭാര്യ ലേഖയും. ഇരുവരുടെയും ലിവിങ് ടുഗെതരും വിവാഹവും എല്ലാം വലിയ ചർച്ചയായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത 24 ദിവസവും പട്ടിണി, തുടർച്ചയായി കാപ്പി മാത്രം കുടിച്ചു, സങ്കടം സഹിക്കാതെ ഷാരൂഖ്, ജാമ്യം കിട്ടിയതോടെ സഹതടവുകാർക്കും കുടുംബങ്ങൾക്കും സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്‍ത ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഇന്നാണ്. മൂന്നാഴ്ചകളായി രാജ്യമൊട്ടാകെ സശ്രദ്ധം വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും തമ്മിൽ ചെന്നൈക്കടുത്ത മാമല്ലപുരത്ത്‌ നടന്ന ദ്വിദിന അനൗദ്യോഗിക ഉച്ചകോടി ശനിയാഴ്‌ച സമാപിച്ചു. ഇരു രാജ്യവും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചുകൊണ്ടാണ്‌ രണ്ടു ദിവസങ്ങളിലായി നടന്ന ഏഴു മണിക്കൂറോളം നീണ്ട, ഇരു നേതാക്കളും തമ്മിലുള്ള ചർച്ച അവസാനിച്ചത്‌. വ്യാപാര–-വാണിജ്യ–- സുരക്ഷാ സഹകരണത്തിലായിരുന്നു ഉച്ചകോടിയുടെ ഊന്നൽ. അടുത്ത വർഷത്തെ അനൗദ്യോഗിക ചർച്ച ചൈനയിൽ നടത്താനും തീരുമാനമായി. ഇതിലേക്കുള്ള ക്ഷണം മോഡി സ്വീകരിക്കുകയും ചെയ്‌തു. ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടിയായിരുന്നു മാമല്ലപുരത്തേത്‌. 2018 ഏപ്രിലിൽ ചൈനയിലെ വുഹാനിൽ വച്ചായിരുന്നു ആദ്യ അനൗദ്യോഗിക ഉച്ചകോടി. കൂടാതെ, സബർമതിയിൽവച്ചും ഇരു നേതാക്കളും നേരിട്ട്‌ ചർച്ച നടത്തിയിരുന്നു. ഏറെ അനിശ്‌ചിതത്വങ്ങൾക്കുശേഷമാണ്‌ മാമല്ലപുരം ഉച്ചകോടി നടന്നത്‌. ആഗസ്‌ത്‌ അഞ്ചിന്‌ ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കിയതും കശ്‌മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചതുമാണ്‌ ഈ അനിശ്‌ചിതത്വത്തിന്‌ കാരണം. ഇന്ത്യയുടെ ഈ നടപടിയെ ചൈന രൂക്ഷമായി വിമർശിച്ചിരുന്നു. യുഎൻ രക്ഷാസമിതിയിൽ ഇക്കാര്യം അനൗപചാരികമായി ചർച്ചചെയ്യണമെന്നുവരെ ചൈന ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല, വിദേശമന്ത്രി വാങ്‌ യി യുഎൻ പൊതുസഭാ വാർഷികസമ്മേളനത്തിൽ കശ്‌മീർവിഷയം ഉയർത്തുകയും ചെയ്‌തു. ഏറ്റവും അവസാനമായി ചെന്നൈയിലേക്ക്‌ പുറപ്പെടുന്നതിനുമുമ്പ്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബീജിങ്ങിൽ സ്വീകരിക്കാനും ഷീ തയ്യാറായി. കശ്‌മീരിലെ സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിച്ചുവരികയാണെന്നും ഈ അവസരത്തിൽ ഷീ പറയുകയുണ്ടായി. മാത്രമല്ല, അരുണാചൽപ്രദേശിൽ ഇന്ത്യ നടത്തിയ സൈനികാഭ്യാസത്തിനെതിരെ ചൈന നിലകൊള്ളുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ഉച്ചകോടിതന്നെ ഉണ്ടാകുമോ എന്ന സംശയംപോലും പല കോണുകളിൽനിന്ന്‌ ഉയർന്നിരുന്നു. ഉച്ചകോടിക്ക്‌ രണ്ട്‌ ദിവസംമുമ്പ്‌ മാത്രമാണ്‌ ചൈനീസ്‌ പ്രസിഡന്റ്‌ വരുന്ന കാര്യം ഇന്ത്യ സ്ഥിരീകരിച്ചത്‌. ഈ അനിശ്‌ചിതാവസ്ഥയ്‌ക്കിടയിലും സംസ്‌കാരസമ്പന്നമായ രണ്ട്‌ അയൽരാജ്യങ്ങൾ തമ്മിലുള്ള ഉച്ചകോടി നടന്നു എന്നതുതന്നെ പ്രതീക്ഷ നൽകുന്നതാണ്‌. ഇന്ത്യ ഏറെ ആശങ്കപ്പെട്ട കശ്‌മീർവിഷയം ചർച്ചയാകാതെയാണ്‌ ഉച്ചകോടി പിരിഞ്ഞതെന്നാണ്‌ വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെ അറിയിച്ചത്‌. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം ചരിത്രത്തിന്റെ ഭാഗമാണ്‌. അത്‌ പരിഹരിച്ചിട്ട്‌ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തിയാൽ മതിയെന്ന സമീപനം പ്രായോഗികമല്ല ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം ചരിത്രത്തിന്റെ ഭാഗമാണ്‌. അത്‌ പരിഹരിച്ചിട്ട്‌ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തിയാൽ മതിയെന്ന സമീപനം പ്രായോഗികമല്ല. 3380 കി.മീ. അതിർത്തി പങ്കുവയ്‌ക്കുന്ന രാജ്യങ്ങളാണ്‌ ഇന്ത്യയും ചൈനയും. ഒരു വേള യുദ്ധത്തിലേർപ്പെടുകയും ചെയ്‌തു. അതുകൊണ്ടുതന്നെ പ്രധാന തർക്കവിഷയം പരിഹരിക്കാനുള്ള ശ്രമം നടക്കുമ്പോൾ വ്യാപാര–-വാണിജ്യ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുകയെന്ന സമീപനമാണ്‌ വുഹാനിലും ഇപ്പോൾ ചെന്നൈയിലും സ്വീകരിച്ചിട്ടുള്ളത്‌. അഭിപ്രായ വ്യത്യാസങ്ങളെ തർക്കങ്ങളാക്കി മാറ്റാതെ മറ്റു മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിക്കുക എന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അതിർത്തിത്തർക്കം പരിഹരിക്കാൻ പ്രത്യേകപ്രതിനിധി നിലവാരത്തിലുള്ള ചർച്ചകൾ തുടരുമെന്ന്‌ ഇരു നേതാക്കളും അറിയിച്ചു. പ്രതിരോധരംഗത്ത്‌ സഹകരണം വർധിപ്പിക്കാനും ധാരണയായി. ഇതിന്റെ സൂചനയാണ്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ ചൈന സന്ദർശിക്കാൻ ക്ഷണിച്ചത്‌. എന്നാൽ, ചൈനയുമായുള്ള വ്യാപാരബന്ധത്തിൽ ഇന്ത്യക്കുള്ള ഉയർന്ന വ്യാപാരശിഷ്‌ടം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന ഇന്ത്യയുടെ ആവശ്യത്തോട്‌ അനുഭാവപൂർണമായ സമീപനമാണ്‌ ചൈന കൈക്കൊണ്ടത്‌. വ്യാപാരവും നിക്ഷേപവും സംബന്ധിച്ച്‌ മന്ത്രിതല സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌. ധനമന്ത്രി നിർമല സീതാരാമനും ചൈനീസ്‌ ഉപപ്രധാനമന്ത്രി ഹു ചുൻ ഹുവയുമായിരിക്കും ഈ സമിതിക്ക്‌ നേതൃത്വം നൽകുക. പുതിയ സംവിധാനത്തിലൂടെ 54 ബില്യൺ ഡോളർ വരുന്ന വ്യാപാരശിഷ്ടപ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ. ആർസിഇപി കരാർ സംബന്ധിച്ച്‌ ഇന്ത്യ മുന്നോട്ടുവച്ച ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും ചൈന വാഗ്‌ദാനം നൽകിയിട്ടുണ്ട്‌. വ്യാപാരതർക്കത്തിലും മറ്റും ഇന്ത്യയോട്‌ അമേരിക്ക സ്വീകരിക്കുന്ന സമീപനത്തിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ സമീപനമാണ്‌ ചൈനയിൽനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. ലോക വ്യാപാര സംഘടന, കാലാവസ്ഥാ മാറ്റം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളിൽ ലോകവേദികളിൽ സഹകരിച്ച്‌ പ്രവർത്തിക്കുന്നത്‌ തുടരാനും ധാരണയുണ്ട്‌. വുഹാൻ ചർച്ചയിലൂടെ അതിർത്തി സംഘർഷം (ദോക്‌ലാം) ലഘൂകരിക്കാനും ഉഭയകക്ഷി ബന്ധത്തിന്‌ ഊഷ്‌മളത പകരാനും കഴിഞ്ഞുവെങ്കിൽ ചെന്നൈ ചർച്ചയിലൂടെ ഈ ബന്ധത്തെ പുതിയ യുഗത്തിലേക്ക്‌ നയിക്കാൻ കഴിഞ്ഞുവെന്നാണ്‌ ഇരു രാജ്യവും അവകാശപ്പെടുന്നത്‌. അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത്‌ ശുഭോദർക്കമാണ്‌. അത്‌ ഇനിയും ഉയരങ്ങളിലേക്ക്‌ നീങ്ങുന്നത്‌ ഇരു രാജ്യങ്ങളുടെ വികസനത്തിനും മുന്നേറ്റത്തിനും സഹായകമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ. വുഹാൻ സ്‌പിരിറ്റ്‌, ചെന്നൈ കണക്ടായി വികസിപ്പിക്കേണ്ടത്‌ ഇന്ത്യക്ക്‌ ആവശ്യമാണെന്നർഥം. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ചൈന ആണവശേഷി കൂട്ടുന്നുവെന്ന് അമേരിക്ക പ്രതിരോധിച്ച് ചൈന ചൈനയില്‍ പെരുന്നാളോ ഈ വീഡിയോ കാണുക 600 കോടി വോട്ടര്‍മാര്‍ പരാമര്‍ശം; മോഡിയെ ട്രോളി സോഷ്യല്‍ മീഡിയ മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും മാറുന്ന വിദേശനയവും തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 5180 പേര്‍ രോഗമുക്തി നേടി ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ് സംഘപരിവാര്‍ ഗൂഢാലോചന പരാജയപ്പെടുക തന്നെ ചെയ്യും; സന്ദീപ് കുമാറിന്റെ വീട് സന്ദര്‍ശിച്ച് വിജു കൃഷ്ണന്‍ യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി ദുബായിയിൽ നിന്ന്‌ 50 മിനുട്ടു കൊണ്ട് അബുദാബിയിലെത്താം; ഇത്തിഹാദ് റെയിൽ പദ്ധതി വിപുലീകരിച്ചു നീൽമണി ഫൂക്കനും ദാമോദർ മോസോയ്‌ക്കും ജ്ഞാനപീഠ പുരസ്‌കാരം കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ നായരമ്പലത്തെ ദുരൂഹമരണം: ബിജെപി ബന്ധം മൂടിവെച്ച് മാധ്യമങ്ങള്‍ അരുംകൊലയും കള്ളപ്രചാരണവും പതിവ്‌ ആർഎസ്‌എസ് തന്ത്രം സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ മൂന്നു മാസമായി നടന്നു വരുന്ന ഊര്‍ജ്ജിതമായ സുരക്ഷാ പരിശോധനയില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 47,000 ത്തിലധികം വിദേശികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അലി വ്യക്തമാക്കി. ചില പ്രത്യേക രാജ്യക്കാര്‍ കൂടുതലായി വസിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന പ്രധാനമായും നടന്നത്. രാജ്യത്തെ നിയമം തങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയില്‍ പെരുമാറിയ വിഭാഗക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പ്രത്യേകം പരിശോധന നടത്തി അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറ്റവാളികളെയും പിടികൂടി. ഊര്‍ജ്ജിതമായ സുരക്ഷാ പരിശോധന മൂലം രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവരില്‍ 6,000 പേരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്നും നാട് കടത്തി. നിയമ ലംഘകര്‍ക്ക് വേണ്ടിയുള്ള പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അറസ്റ്റിലായവരില്‍ 60 ശതമാനത്തോളം പേരെ രേഖകള്‍ പരിശോധിച്ച ശേഷം ഉടനെ തന്നെ വിട്ടയച്ചു. 30 ശതമാനത്തോളം പേരുടെ വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനും പരിശോധനക്കുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 10 ശതമാനത്തോളം പേരെയാണ് നാട് കടത്തുന്നതിന് വേണ്ടി ഡീപോര്‍ട്ടേഷന്‍ സെന്‍ററിലേക്ക് കൈമാറിയത്. സൗദിയിലെ യാമ്പുവില്‍ സ്വകാര്യ പങ്കാളിത്തത്തോടെ റോഡ്‌ സുരക്ഷാ കാമ്പയിന് തുടക്കം കുറിച്ചു നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷം നാരായണ്‍ ചേട്ടന്‍ നാട്ടിലേക്ക് യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്. ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്. യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി. ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി. ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം. താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്. ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല. മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്. നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്. പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക. നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ. അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം. പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ് പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും. വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു. സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്? അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി. സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക? പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്. ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക. ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും. നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ നിലന്പൂർ: മക്കൾക്കൊപ്പം പരിപാടിയുടെ നിലന്പൂർ മേഖലാതല പൂർത്തീകരണ പ്രഖ്യാപനവും ആർപിമാരെ ആദരിക്കുന്ന ചടങ്ങും നിലന്പൂർ ബിആർസി ഹാളിൽ നടന്നു. ചടങ്ങ് നിലന്പൂർ മുനിസിപ്പൽ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സൈജിമോൾ ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബിപിസി എം.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.സജിൻ വിജ്ഞാനോത്സവം 2021 അവതരണം നടത്തി. പി.കെ.ശ്രീകുമാർ റിപ്പോർട്ട് അവരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം കെ.അരുണ്‍ കുമാർ എന്നിവർ പ്രസംഗിച്ചു. നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും എടക്കര: നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സർവീസുകൾ പുനരാരംഭിക്കുന്ന മലപ്പുറം: പരിസ്ഥിതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് സിൽവർ ലൈനുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്‍റെ കെ-റെയിൽ പദ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ എടക്കര: രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള അങ്കണവാടി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ പദവി ഉയർത്തിയ ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കണമെന്ന് മലപ്പുറം പദവി ഉയർത്തിയ ആശുപത്രികളിൽ സ്ഥാപനങ്ങൾക്ക് അനുസൃതമായി നഴ്സുമാരെ നിയമിച്ച സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, നട്ടെല്ല് രോഗത്തിനു നീന്തൽ ചികിത്സയിലൂടെ വിദേശി പൗരനു രോഗശമനം പെരിന്തൽമണ്ണ: നട്ടെല്ലു സംബന്ധമായ ആരോഗ്യപ്രശ്നത്തിനു നീന്തൽ ചികിത്സയിലൂടെ രോഗശമനം നേടി കുവൈത്തി പൗരൻ മടങ്ങി. അന മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന കൊണ്ട നിലന്പൂർ: കർഷക സമരത്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാ നിലന്പൂർ: നിലന്പൂരിലെ കെഎൻജി റോഡ് തകർന്നതിനാൽ ഗതാഗതയോഗ്യമല്ലാതായി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് മാസങ്ങളായ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിന് ജില്ലയിൽ നിന്നു പത്തു പേർ നിലന്പൂർ: രണ്ടാമത് പ്രഫഷണൽ ആൻഡ് അമേച്വർ കെവണ്‍ അസോസിയേഷൻ നടത്തുന്ന കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് കൊൽക്കത്തയി ഇടതുപക്ഷം തൊഴിലാളി വിരുദ്ധസമീപനം സ്വീകരിക്കുന്നു: വി.എസ്. ജോയ് മലപ്പുറം: കേരളത്തിലെ ഇടതുപക്ഷം തൊഴിലാളി വിരുദ്ധരായി മാറുന്നതിന്‍റെ ഉദാഹരണമാണ് നിർമാണതൊഴിലാളി ക്ഷേമനിധി ഫണ്ട് അ മലപ്പുറം: പൊന്നാനി സെക്ഷന്‍റെ കീഴില്‍ വരുന്ന ടിബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്‍റെ അണ്ടര്‍പാസ് മുത മലപ്പുറം: സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ മലപ്പുറം: വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരു അരീക്കോട്ടുകാരൻ മുഹമ്മദ് മൻഹൽ പോണ്ടിച്ചേരി ടീമിൽ അരീക്കോട്: സന്തോഷ് ട്രോഫി പോണ്ടിച്ചേരി ഫുട്ബാൾ ടീമിൽ ഇടം നേടി അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മൻഹൽ(23 പ് പെരിന്തൽമണ്ണയിൽ സ്റ്റാൻഡിലെത്തും മുന്പ് ബസ് യാത്രക്കാരെ ഇറക്കിവിടുന്നു പെരിന്തൽമണ്ണ: നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിലെ വെളിച്ചം ഇല്ലായ്മയും രാത്രിയിലെ യാത്രാക്ലേശവും പരിഹരിക്കണമെന്നു ആവ തലഞ്ഞി സെന്‍റ് മേരീസ് ദേവാലയ തിരുനാളിന് ഇന്നു തുടക്കമാകും എടക്കര: തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തില്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിന് ഇന്നു തുടക്കമാകും. പൂർവികരുടെ അനുസ്മര കരുവാരകുണ്ട്: മരലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.നിലന്പൂർ പെരുന്പിലാവ് സംസ്ഥാന പാതയിലെ പൂക്കൂത്ത് കാ പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് പുതുപൊന്നാനി:പുതുപൊന്നാനിയിൽ തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്കു പരിക്ക്. ഗുരുതര പരിക്ക ഗർഭസ്ഥ ശിശുവിന്‍റെ ചികിത്സയ്ക്കായി തുക കൈമാറി കരുവാരകുണ്ട് :ഗർഭസ്ഥ ശിശുവിന്‍റെ ചികിത്സക്കായി ഏഴു ലക്ഷം രൂപ കൈമാറി. നീലാഞ്ചേരി ചേന്പിലാംപറ്റ റഹീസുൽ ജുനൈദിന്‍റെ ഭാര് കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വനംവകുപ്പ് ജീവനക്കാരുടെയും കർഷകരുടെയും യോഗം വിളിച്ചു ചേർത്തു. ഗ്രാമപ നിലന്പൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റ്യൻ നിലന്പൂർ: നഗരസഭയിലെ കുടിവെള്ള പ്രശ്നം രൂക്ഷമായുള്ള പ്രദേശങ്ങളിൽ പൈപ്പ് ലൈൻ നീട്ടുന്നതിന് ഈ വർഷത്തെ പദ്ധതിയിൽ നഗര നിലന്പൂർ: നാടുകാണി ചുരത്തിൽ ഗതാഗതത്തിനു തടസമായിരുന്ന കാടുകൾ വെട്ടിമാറ്റി വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ. മുതീരി അക് നിലന്പൂർ: നിലന്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന കെ. സുധീർ അനുസ്മരണ ദിനാചരണവ കോവിഡ് പ്രതിരോധത്തിനു 22 ലക്ഷം നൽകി മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടി എയ്ഡ്സ് ദിനാചരണം: ജില്ലയിൽ നാളെ വിപുലമായ പരിപാടികൾ മലപ്പുറം: ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാൻഡ് ഓഡിറ്റോ മലപ്പുറം: തവനൂർ ഗവ. ആർട്സ് ആന്‍റ്് സയൻസ് കോളജിൽ 2014-15, 2015-16 അധ്യയന വർഷത്തിലെ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക തസ്തികകള മലപ്പുറം: പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷൻ പ്രവർത്തനം ഉൗർജിതപ്പെടുത്തുന്നതിനും സന്പൂർണശുചിത്വ നഗരമാക്കി മാ ഉൗരംപുള്ളി കാവ് കരത്തറ റോഡ് യാഥാർഥ്യമായി മലപ്പുറം: പൊന്നാനി നഗരസഭയിലെ നൈതലൂർ പന്ത്രണ്ടാം വാർഡ് നിവാസികൾക്ക് ഗതാഗത സൗകര്യമൊരുക്കി ഉൗരംപുള്ളിക്കാവ് എക മലപ്പുറം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖ മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 106 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. പൂക്കോട്ടുംപാടം: സാമൂഹ്യവിരുദ്ധർ ബൈക്ക് കത്തിച്ചു. പരിയങ്കാട് മഞ്ചേരിതൊടി ബിജിൻ എന്ന കണ്ണന്‍റെ ബൈക്ക് ആണ് സാമൂഹ്യവിര കരുവാരകുണ്ട്: കേന്ദ്ര സർക്കാരിന്‍റെ വൈദ്യുതി സ്വകാര്യവത്്കരണ നിയമത്തിനെതിരെ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക പ്രൈമറി ഹെൽത്ത് സബ് സെന്‍റർ പുനഃസ്ഥാപിക്കണമെന്ന് ആനമങ്ങാട്: ആലിപ്പറന്പ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പൊളിച്ചുനീക്കിയ പാറൽ പ്രൈമറി ഹെൽത്ത് സബ് സെന്‍റർ മേലാറ്റൂർ: സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. പാലക്കീഴ് നാരായണന്‍റെ ഓർമക്കായി അനുസ്മരണ സമ്മേളനം നടത്തി. അദ്ദ ഗതാഗതകുരുക്കു പരിഹരിക്കാൻ സ്വയം സന്നദ്ധനായി ഗ്രാമപഞ്ചായത്തംഗം കരുവാരകുണ്ട്: റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഉണ്ടായ ഗതാഗതകുരുക്കു പരിഹരിക്കാൻ സ്വയം മുന്നിട്ടിറങ്ങി വാർഡ് അംഗം. കരു പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ പൊതുവിതരണ വകുപ്പ്, പച്ചക്കറി ഇറച്ചി വിൽപ്പന ശാലകളിൽ വ്യാപകമായി പരിശോധ മലപ്പുറം: മലപ്പുറം നഗരസഭയിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ജീവനക്കാർക്കും അടി പെരിന്തൽമണ്ണ: സമഗ്രശിക്ഷ കേരളം മലപ്പുറം എസ്എസ്കെ പെരിന്തൽമണ്ണ ബിആർസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പടപ്പറന്പ: പെരിന്തൽമണ്ണ താലൂക്കിലെ 12 പഞ്ചായത്തുകളിലെ നാളികേര കർഷകരുടെ സംരംഭമായ വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂ പെരിന്തൽമണ്ണ: ആരോഗ്യരംഗത്തു അന്പതു വർഷം സേവനമനുഷ്ഠിച്ച പെരിന്തൽമണ്ണ രാംദാസ് ക്ലിനിക് ആൻഡ് നഴ്സിംഗ് ഹോമിലെ ഡോക്ട ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം നിലന്പൂർ: ദുൽഖർ സൽമാൻ സിനിമ ‘കുറുപ്പ്’ മെഗാഹിറ്റ് ആയതിന്‍റെ വിജയാഘോഷം നടത്തി. ദുൽഖർ സൽമാൻ ഫാൻസ് ആൻഡ് വെൽഫെയർ അ പെരിന്തൽമണ്ണ: രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്‍റ് ഡിസംബർ നാല്, അഞ്ച് തിയതികളിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേ കാരുണ്യ, സേവന രംഗത്ത് ശ്രദ്ധേയമായി ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പെരിന്തൽമണ്ണ: കാരുണ്യ, സേവന പ്രവർത്തനങ്ങളുടെ തിളക്കവുമായി ജില്ല ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ശ്രദ്ധേ പെരിന്തൽമണ്ണ: ഐഎംഎ പെരിന്തൽമണ്ണയുടെ ജൂണിയർ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള പരിശീലനം നടത്തി. പെരിന്തൽമണ്ണ ഐ നിലന്പൂർ: നിലന്പൂർ നഗരസഭ മാലിന്യ നിർമാർജന പദ്ധതിയുമായി മുന്നോട്ടു പോകുന്പോഴും നിലന്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ ക നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമ നിലന്പൂർ യൂണിറ്റ് കണ്‍വൻഷനും കുടുബസംഗമവും നടത്തി. നിലന്പൂർ നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും എടക്കര: നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സർവീസുകൾ പുനരാരംഭിക്കുന്ന മലപ്പുറം: പരിസ്ഥിതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് സിൽവർ ലൈനുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്‍റെ കെ-റെയിൽ പദ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ എടക്കര: രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള അങ്കണവാടി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ പദവി ഉയർത്തിയ ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കണമെന്ന് മലപ്പുറം പദവി ഉയർത്തിയ ആശുപത്രികളിൽ സ്ഥാപനങ്ങൾക്ക് അനുസൃതമായി നഴ്സുമാരെ നിയമിച്ച സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, നട്ടെല്ല് രോഗത്തിനു നീന്തൽ ചികിത്സയിലൂടെ വിദേശി പൗരനു രോഗശമനം പെരിന്തൽമണ്ണ: നട്ടെല്ലു സംബന്ധമായ ആരോഗ്യപ്രശ്നത്തിനു നീന്തൽ ചികിത്സയിലൂടെ രോഗശമനം നേടി കുവൈത്തി പൗരൻ മടങ്ങി. അന മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന കൊണ്ട നിലന്പൂർ: കർഷക സമരത്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാ നിലന്പൂർ: നിലന്പൂരിലെ കെഎൻജി റോഡ് തകർന്നതിനാൽ ഗതാഗതയോഗ്യമല്ലാതായി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് മാസങ്ങളായ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിന് ജില്ലയിൽ നിന്നു പത്തു പേർ നിലന്പൂർ: രണ്ടാമത് പ്രഫഷണൽ ആൻഡ് അമേച്വർ കെവണ്‍ അസോസിയേഷൻ നടത്തുന്ന കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് കൊൽക്കത്തയി ഇടതുപക്ഷം തൊഴിലാളി വിരുദ്ധസമീപനം സ്വീകരിക്കുന്നു: വി.എസ്. ജോയ് മലപ്പുറം: കേരളത്തിലെ ഇടതുപക്ഷം തൊഴിലാളി വിരുദ്ധരായി മാറുന്നതിന്‍റെ ഉദാഹരണമാണ് നിർമാണതൊഴിലാളി ക്ഷേമനിധി ഫണ്ട് അ മലപ്പുറം: പൊന്നാനി സെക്ഷന്‍റെ കീഴില്‍ വരുന്ന ടിബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്‍റെ അണ്ടര്‍പാസ് മുത മലപ്പുറം: സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ മലപ്പുറം: വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരു അരീക്കോട്ടുകാരൻ മുഹമ്മദ് മൻഹൽ പോണ്ടിച്ചേരി ടീമിൽ അരീക്കോട്: സന്തോഷ് ട്രോഫി പോണ്ടിച്ചേരി ഫുട്ബാൾ ടീമിൽ ഇടം നേടി അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മൻഹൽ(23 പ് പെരിന്തൽമണ്ണയിൽ സ്റ്റാൻഡിലെത്തും മുന്പ് ബസ് യാത്രക്കാരെ ഇറക്കിവിടുന്നു പെരിന്തൽമണ്ണ: നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിലെ വെളിച്ചം ഇല്ലായ്മയും രാത്രിയിലെ യാത്രാക്ലേശവും പരിഹരിക്കണമെന്നു ആവ തലഞ്ഞി സെന്‍റ് മേരീസ് ദേവാലയ തിരുനാളിന് ഇന്നു തുടക്കമാകും എടക്കര: തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തില്‍ അമലോത്ഭവ മാതാവിന്‍റെ തിരുനാളിന് ഇന്നു തുടക്കമാകും. പൂർവികരുടെ അനുസ്മര കരുവാരകുണ്ട്: മരലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.നിലന്പൂർ പെരുന്പിലാവ് സംസ്ഥാന പാതയിലെ പൂക്കൂത്ത് കാ പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് പുതുപൊന്നാനി:പുതുപൊന്നാനിയിൽ തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്കു പരിക്ക്. ഗുരുതര പരിക്ക ഗർഭസ്ഥ ശിശുവിന്‍റെ ചികിത്സയ്ക്കായി തുക കൈമാറി കരുവാരകുണ്ട് :ഗർഭസ്ഥ ശിശുവിന്‍റെ ചികിത്സക്കായി ഏഴു ലക്ഷം രൂപ കൈമാറി. നീലാഞ്ചേരി ചേന്പിലാംപറ്റ റഹീസുൽ ജുനൈദിന്‍റെ ഭാര് കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വനംവകുപ്പ് ജീവനക്കാരുടെയും കർഷകരുടെയും യോഗം വിളിച്ചു ചേർത്തു. ഗ്രാമപ നിലന്പൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കും: മന്ത്രി റോഷി അഗസ്റ്റ്യൻ നിലന്പൂർ: നഗരസഭയിലെ കുടിവെള്ള പ്രശ്നം രൂക്ഷമായുള്ള പ്രദേശങ്ങളിൽ പൈപ്പ് ലൈൻ നീട്ടുന്നതിന് ഈ വർഷത്തെ പദ്ധതിയിൽ നഗര നിലന്പൂർ: നാടുകാണി ചുരത്തിൽ ഗതാഗതത്തിനു തടസമായിരുന്ന കാടുകൾ വെട്ടിമാറ്റി വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ. മുതീരി അക് നിലന്പൂർ: നിലന്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന കെ. സുധീർ അനുസ്മരണ ദിനാചരണവ കോവിഡ് പ്രതിരോധത്തിനു 22 ലക്ഷം നൽകി മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടി എയ്ഡ്സ് ദിനാചരണം: ജില്ലയിൽ നാളെ വിപുലമായ പരിപാടികൾ മലപ്പുറം: ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാൻഡ് ഓഡിറ്റോ മലപ്പുറം: തവനൂർ ഗവ. ആർട്സ് ആന്‍റ്് സയൻസ് കോളജിൽ 2014-15, 2015-16 അധ്യയന വർഷത്തിലെ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക തസ്തികകള മലപ്പുറം: പൊന്നാനി നഗരസഭയിലെ ഹരിത കേരളം മിഷൻ പ്രവർത്തനം ഉൗർജിതപ്പെടുത്തുന്നതിനും സന്പൂർണശുചിത്വ നഗരമാക്കി മാ ഉൗരംപുള്ളി കാവ് കരത്തറ റോഡ് യാഥാർഥ്യമായി മലപ്പുറം: പൊന്നാനി നഗരസഭയിലെ നൈതലൂർ പന്ത്രണ്ടാം വാർഡ് നിവാസികൾക്ക് ഗതാഗത സൗകര്യമൊരുക്കി ഉൗരംപുള്ളിക്കാവ് എക മലപ്പുറം: മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖ മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 106 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. പൂക്കോട്ടുംപാടം: സാമൂഹ്യവിരുദ്ധർ ബൈക്ക് കത്തിച്ചു. പരിയങ്കാട് മഞ്ചേരിതൊടി ബിജിൻ എന്ന കണ്ണന്‍റെ ബൈക്ക് ആണ് സാമൂഹ്യവിര കരുവാരകുണ്ട്: കേന്ദ്ര സർക്കാരിന്‍റെ വൈദ്യുതി സ്വകാര്യവത്്കരണ നിയമത്തിനെതിരെ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക പ്രൈമറി ഹെൽത്ത് സബ് സെന്‍റർ പുനഃസ്ഥാപിക്കണമെന്ന് ആനമങ്ങാട്: ആലിപ്പറന്പ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പൊളിച്ചുനീക്കിയ പാറൽ പ്രൈമറി ഹെൽത്ത് സബ് സെന്‍റർ മേലാറ്റൂർ: സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. പാലക്കീഴ് നാരായണന്‍റെ ഓർമക്കായി അനുസ്മരണ സമ്മേളനം നടത്തി. അദ്ദ ഗതാഗതകുരുക്കു പരിഹരിക്കാൻ സ്വയം സന്നദ്ധനായി ഗ്രാമപഞ്ചായത്തംഗം കരുവാരകുണ്ട്: റോഡ് നവീകരണത്തിന്‍റെ ഭാഗമായി ഉണ്ടായ ഗതാഗതകുരുക്കു പരിഹരിക്കാൻ സ്വയം മുന്നിട്ടിറങ്ങി വാർഡ് അംഗം. കരു പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ പൊതുവിതരണ വകുപ്പ്, പച്ചക്കറി ഇറച്ചി വിൽപ്പന ശാലകളിൽ വ്യാപകമായി പരിശോധ മലപ്പുറം: മലപ്പുറം നഗരസഭയിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ജീവനക്കാർക്കും അടി പെരിന്തൽമണ്ണ: സമഗ്രശിക്ഷ കേരളം മലപ്പുറം എസ്എസ്കെ പെരിന്തൽമണ്ണ ബിആർസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പടപ്പറന്പ: പെരിന്തൽമണ്ണ താലൂക്കിലെ 12 പഞ്ചായത്തുകളിലെ നാളികേര കർഷകരുടെ സംരംഭമായ വള്ളുവനാട് കോക്കനട്ട് പ്രൊഡ്യൂ പെരിന്തൽമണ്ണ: ആരോഗ്യരംഗത്തു അന്പതു വർഷം സേവനമനുഷ്ഠിച്ച പെരിന്തൽമണ്ണ രാംദാസ് ക്ലിനിക് ആൻഡ് നഴ്സിംഗ് ഹോമിലെ ഡോക്ട ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം നിലന്പൂർ: ദുൽഖർ സൽമാൻ സിനിമ ‘കുറുപ്പ്’ മെഗാഹിറ്റ് ആയതിന്‍റെ വിജയാഘോഷം നടത്തി. ദുൽഖർ സൽമാൻ ഫാൻസ് ആൻഡ് വെൽഫെയർ അ പെരിന്തൽമണ്ണ: രണ്ടാമത് ഖേലോ മാസ്റ്റേഴ്സ് ഫുട്ബോൾ ടൂർണമെന്‍റ് ഡിസംബർ നാല്, അഞ്ച് തിയതികളിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേ കാരുണ്യ, സേവന രംഗത്ത് ശ്രദ്ധേയമായി ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പെരിന്തൽമണ്ണ: കാരുണ്യ, സേവന പ്രവർത്തനങ്ങളുടെ തിളക്കവുമായി ജില്ല ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ശ്രദ്ധേ പെരിന്തൽമണ്ണ: ഐഎംഎ പെരിന്തൽമണ്ണയുടെ ജൂണിയർ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കുള്ള പരിശീലനം നടത്തി. പെരിന്തൽമണ്ണ ഐ നിലന്പൂർ: നിലന്പൂർ നഗരസഭ മാലിന്യ നിർമാർജന പദ്ധതിയുമായി മുന്നോട്ടു പോകുന്പോഴും നിലന്പൂരിന്‍റെ വിവിധ ഭാഗങ്ങളിൽ ക നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമ നിലന്പൂർ യൂണിറ്റ് കണ്‍വൻഷനും കുടുബസംഗമവും നടത്തി. നിലന്പൂർ മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം; ചീഫ് സെക്രട്ടറി മേൽനോട്ട സമിതിക്ക് കത്തയച്ചു രാഷ്ട്രപതി ഒപ്പുവച്ചു; വിവാദ കാർഷിക നിയമങ്ങൾ റദ്ദായി നിങ്ങൾ‌ എന്താ ഇവിടെ അവധിയെടുത്ത് വാദം കേള്‍ക്കാന്‍ വന്ന ജഡ്ജിക്ക് സുപ്രീംകോടതിയുടെ ശാസന രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ജോസ്. കെ.മാണി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണം; ചീഫ് സെക്രട്ടറി മേൽനോട്ട സമിതിക്ക് കത്തയച്ചു രാഷ്ട്രപതി ഒപ്പുവച്ചു; വിവാദ കാർഷിക നിയമങ്ങൾ റദ്ദായി നിങ്ങൾ‌ എന്താ ഇവിടെ അവധിയെടുത്ത് വാദം കേള്‍ക്കാന്‍ വന്ന ജഡ്ജിക്ക് സുപ്രീംകോടതിയുടെ ശാസന രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ജോസ്. കെ.മാണി സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെ ആക്രമണം Thiruvananthapuram കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി Kollam വനവാസി മേഖലയിലേക്ക് കേന്ദ്രം അനുവദിച്ച ശതകോടികളുടെ കണക്ക് സംസ്ഥാനം വ്യക്തമാക്കണം: പുരന്ദേശ്വരി ‌ Pathanamthitta ഗതാഗതക്കുരുക്കു നീക്കണമെന്ന് കേരള കോൺഗ്രസ് Alappuzha പെട്രോളിയം ഉത്പന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് Kottayam ോഡ് തകരാർ പരിഹരിക്കണം: യൂത്ത് ഫ്രണ്ട് Idukki ഒമിക്രോണ്‍ വകഭേദം: കോയന്പത്തൂർ എയർപോർട്ടിൽ പരിശോധന ശക്തമാക്കി Palakkad ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ Wayanad യുഡബ്ല്യുഇസി നേതൃത്വ പരിശീലന ക്യാന്പ് നാലിന് Kasaragod സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെ ആക്രമണം Thiruvananthapuram കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി Kollam വനവാസി മേഖലയിലേക്ക് കേന്ദ്രം അനുവദിച്ച ശതകോടികളുടെ കണക്ക് സംസ്ഥാനം വ്യക്തമാക്കണം: പുരന്ദേശ്വരി ‌ Pathanamthitta ഗതാഗതക്കുരുക്കു നീക്കണമെന്ന് കേരള കോൺഗ്രസ് Alappuzha പെട്രോളിയം ഉത്പന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് Kottayam ോഡ് തകരാർ പരിഹരിക്കണം: യൂത്ത് ഫ്രണ്ട് Idukki ഒമിക്രോണ്‍ വകഭേദം: കോയന്പത്തൂർ എയർപോർട്ടിൽ പരിശോധന ശക്തമാക്കി Palakkad ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ Wayanad യുഡബ്ല്യുഇസി നേതൃത്വ പരിശീലന ക്യാന്പ് നാലിന് Kasaragod ജോജു ജോർജിന്റെ ദ്വിഭാഷാ ആക്ഷൻ ചിത്രം വരുന്നു കൾട്ട്' ടൈറ്റിൽ പുറത്തിറങ്ങി ജോജു ജോർജിന്റെ ദ്വിഭാഷാ ആക്ഷൻ ചിത്രം വരുന്നു കൾട്ട്' ടൈറ്റിൽ പുറത്തിറങ്ങി ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ എന്നിവരും സിനിമയുടെ ഭാഗമാണ് ജോജു ജോർജ്ജിനെ നായകനാക്കി മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ കെ. സംവിധാനം ചെയ്യുന്ന 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിൽ ജോജു ജോർജ്ജിനെ കൂടാതെ നടനും സംവിധായകനുമായ മിഷ്കിൻ സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിംഗ്‌ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്‌, മൂന്നാർ രമേശ്‌, രാക്ഷസൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. കാർത്തിക്ക് സുബ്ബരാജ്- ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, നിവിൻ പോളിയുടെ തുറമുഖം എന്നിവയുടെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് ഡയറക്ടറായ 'സൂപ്പർ സുബ്ബരായ' യുടെ മകൻ കൂടിയാണ് ദിനേശ്. സ്റ്റണ്ട് മാസ്റ്റർ ദിനേശാണ് കൾട്ടിൻ്റെയും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തമിഴിൽ മുൻപ് ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സർവം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ.‌ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പോസ്റ്റർ ഡിസൈൻസ്‌: അമൽ ജോസ്‌, വാർത്താ പ്രചരണം: മഞ്ജു ഗോപിനാഥ്‌. Also read: Miya George വാതിക്കല് വെള്ളരിപ്രാവ്‌ പാടി ലൂക്കയ്‌ക്കൊപ്പം മിയ; വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ മകൻ ലൂക്കയ്‌ക്കൊപ്പം 'വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനം പാടി മിയ ജോർജ് (Miya George മകനെ അരികിൽ ചേർത്തുകിടത്തി പാടുകയാണ് മിയ. അമ്മയുടെ പാട്ടിന് മകൻ നല്ലതുപോലെ പ്രതികരിക്കുന്നുമുണ്ട്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മിയ മകൻ ലൂക്ക ജോസഫ് ഫിലിപ്പിനെ (Luca Joseph Philip) ഏവർക്കും പരിചയപ്പെടുത്തിയത്. ഗർഭിണിയായ നാളുകളിലോ കുഞ്ഞ് പിറന്നതോ ഒന്നും സോഷ്യൽ മീഡിയയിൽ ആഘോഷിക്കാത്ത മിയക്ക് ഒട്ടേറെപ്പേർ അഭിനന്ദനം അറിയിക്കുകയും ചെയ്തു. അശ്വിൻ ഫിലിപ് (Aswin Philip) ആണ് മിയയുടെ ഭർത്താവ്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. 2020ലെ ലോക്ക്ഡൗണിനിടെയായിരുന്നു മിയയുടെ വിവാഹം. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. ജോജു ജോർജിന്റെ ദ്വിഭാഷാ ആക്ഷൻ ചിത്രം വരുന്നു കൾട്ട്' ടൈറ്റിൽ പുറത്തിറങ്ങി Super Sharanya സൂപ്പര്‍ ശരണ്യ'യായി യുവ നടി അനശ്വര രാജന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ Dhyan Sreenivasan ധ്യാൻ ശ്രീനിവാസൻ നായകൻ; പുതിയ ചിത്രം 'പാർട്ട്ണേഴ്സ്' ചിത്രീകരണത്തിന് തയാറെടുക്കുന്നു Marakkar പ്രതീക്ഷിച്ച നിലവാരമില്ല; മരക്കാരെ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാലിന്റെ ഭാഗ്യം ടി.എൻ. പ്രതാപൻ MP Amith Chakalakkal അമിത് ചക്കാലക്കൽ നായകൻ; ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്ര' ഒരുങ്ങുന്നു CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ CDS Bipin Rawat നഷ്ടമായത് രാജ്യത്തിന്റെ വിലപ്പെട്ട ജീവൻ; സംയുക്ത സേനാ മേധാവിക്ക് അനുശോചനം അറിയിച്ച് മലയാളം സിനിമ Jai Bhim 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും Allu Arjun സ്‌നേഹ സമ്മാനവുമായി അല്ലു പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം Vamanan Movie വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഇന്ദ്രൻസ്; സൈക്കോ ഹൊറർത്രില്ലര്‍ വാമനന്റെ ചിത്രീകരണം ആരംഭിച്ചു Kirukkan Movie പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല ത്രില്ലര്‍ ചിത്രം 'കിറ്ക്കൻ ആരംഭിച്ചു Viral video കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ Super Sharanya സൂപ്പര്‍ ശരണ്യ'യായി യുവ നടി അനശ്വര രാജന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ Gold Price സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാം Vicky Katrina വിക്കിയുടെയും കത്രീനയുടെയും ആസ്തി കോടികൾ; ഇരുവരും ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയവർ Dhyan Sreenivasan ധ്യാൻ ശ്രീനിവാസൻ നായകൻ; പുതിയ ചിത്രം 'പാർട്ട്ണേഴ്സ്' ചിത്രീകരണത്തിന് തയാറെടുക്കുന്നു കോച്ചിന്റെ മകളാണെന്ന് അറിയാതെ പ്രണയിച്ചു; ഒടുവില്‍ സത്യമറിഞ്ഞപ്പോള്‍ ഛേത്രി ഞെട്ടി രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ 'ഹ്യൂമാന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുവരും 13 വര്‍ഷം നീണ്ട പ്രണയത്തെ കുറിച്ച് സംസാരിക്കാകുയാണ് 15-ാം വയസ്സില്‍ അച്ഛന്റെ പ്രിയ ശിഷ്യനെ പ്രണയിച്ചവളാണ് കൊല്‍ക്കത്തക്കാരി സോനം ഭട്ടാചാര്യ. ആ പ്രിയ ശിഷ്യന്‍ മറ്റാരുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ്. മോഹന്‍ ബഗാനില്‍ കളിക്കുന്ന സമയത്ത് ഛേത്രിയുടെ പരിശീലകനായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം. രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെ 'ഹ്യൂമാന്‍സ് ഓഫ് ബോംബെ' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ഇരുവരും 13 വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ ബഗാന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ വൈകുന്നേരത്തെ പരിശീലനത്തിനായി എത്തിയതായിരുന്നു സുനില്‍ ഛേത്രി. അന്ന് ഛേത്രിക്ക് പ്രായം 18. ഗ്രൗണ്ടിലിറങ്ങും മുമ്പ് ഛേത്രിയുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു ഹായ്, ഞാന്‍ സോനം. താങ്കളുടെ വലിയ ആരാധികയാണ്. എനിക്ക് നിങ്ങളെ കാണണം ഇതായിരുന്നു ആ മെസ്സേജ്. അത് ആരാണെന്ന് ഛേത്രിക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നാലും അവളുടെ ആഗ്രഹത്തിന് ഛേത്രി സമ്മതം മൂളി. കാണാമെന്ന് മറുപടിയും കൊടുത്തു. അങ്ങനെ നിരവധി മെസ്സേജുകള്‍ക്കൊടുവില്‍ അവര്‍ ഒരു ദിവസം കണ്ടുമുട്ടി. പക്ഷേ, ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഛേത്രി ഞെട്ടിപ്പോയി. 15 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു അവള്‍. കണ്ടയുടനെ ഛേത്രി അവളോട് പറഞ്ഞു നീയൊരു കുട്ടിയാ. പോയിരുന്ന് പഠിക്ക് എന്നിട്ട് തിരിച്ചുനടന്നു. പക്ഷേ, ആ പെണ്‍കുട്ടിയെ മനസ്സില്‍ നിന്ന് മായ്ച്ചുകളയാന്‍ ഛേത്രിക്ക് കഴിഞ്ഞില്ല. രണ്ടു മാസത്തോളം മെസ്സേജ് ഒന്നും അയക്കാതെ പിടിച്ചുനിന്നു. ഒടുവില്‍ സങ്കടം സഹിക്കാനാവാതെ ഛേത്രി വീണ്ടും അവള്‍ക്ക് മെസ്സേജ് അയച്ചു. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. ഇരുവരും എപ്പോഴും ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങി. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ചു. അങ്ങനെ രണ്ട് മാസത്തോളം കടന്നുപോയി. ഇതിനിടയില്‍ മോഹന്‍ ബഗാന്റെയും ഛേത്രിയുടേയും പരിശീലകനായ സുബ്രത ഭട്ടാചാര്യയുടെ ഫോണ്‍ കേടായി. അദ്ദേഹം അത് നന്നാക്കാന്‍ ഏല്‍പ്പിച്ചത് ഛേത്രിയെയാണ്. ഫോണ്‍ നന്നാക്കുന്നതിനിടയില്‍ സുബ്രതയുടെ മകള്‍ അതിലേക്ക് വിളിച്ചു. ആ നമ്പര്‍ ഛേത്രിക്ക് പരിചിതമായി തോന്നി. പ്രതീക്ഷിച്ചതു പോലെ അത് സോനത്തിന്റെ നമ്പറായിരുന്നു. ഛേത്രി ഞെട്ടി. ഉടന്‍ തന്നെ ഛേത്രി സോനത്തെ വിളിച്ചു. കൂട്ട് വെട്ടി. കാരണം മറ്റൊന്നുമല്ല, ഇരുവരും തമ്മിലെ സൗഹൃദം കോച്ച് അറിഞ്ഞാല്‍ ചിലപ്പോള്‍ ഛേത്രിയുടെ കരിയര്‍ അതോടെ തീരും. ഇക്കാര്യം സോനത്തോട് തുറന്നുപറഞ്ഞു. സത്യം പറയാത്തതിന് സോനം ക്ഷമചോദിച്ചു. പക്ഷേ അതൊന്നും ഛേത്രി ചെവിക്കൊണ്ടില്ല. കോച്ചിന്റെ മകളുമായി പ്രണയബന്ധം തുടരുന്നത് ഛേത്രിക്ക് ആലോചിക്കാനാകുമായിരുന്നില്ല. സോനത്തിന്റെ അഭ്യര്‍ത്ഥനകളെല്ലാം ഛേത്രി നിഷേധിച്ചു. പക്ഷേ ആ പ്രതിരോധ മതിലിന് ശക്തി കുറവായിരുന്നു. അവളെ ഹൃദയത്തില്‍ നിന്ന് മായ്ച്ചുകളയാന്‍ കൗമാരക്കാരനായ ഛേത്രിക്ക് കഴിഞ്ഞില്ല. ഒടുവില്‍ പ്രതിരോധക്കോട്ട തകര്‍ത്ത് ഛേത്രി സോനത്തിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ചു. അവരുടെ സൗഹൃദം വീണ്ടും ശക്തമായി. മത്സരങ്ങള്‍ക്കുവേണ്ടി തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനാല്‍ ഛേത്രിക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണയേ സോനത്തെ കാണാന്‍ കഴിയുമായിരുന്നുള്ളു. അങ്ങനെയുള്ള അവസരങ്ങളില്‍ ഇരുവരും സിനിമയ്ക്ക് പോകും. ഛേത്രി രണ്ട് ടിക്കറ്റ് എടുക്കും. ഒന്നില്‍ സോനം എന്ന് പേരെഴുതി കൗണ്ടറില്‍ ഏല്‍പ്പിക്കും. 10 മിനിറ്റിന് ശേഷം സോനം ആ ടിക്കറ്റുമായി തിയേറ്ററിനുള്ളില്‍ കയറും. അങ്ങനെ ആ പ്രണയം വളര്‍ന്നു. രണ്ട് പേര്‍ക്കും വിവാഹ പ്രായമായപ്പോള്‍ ഛേത്രി കോച്ചിനെ കാണാന്‍ വീട്ടിലെത്തി. സോനത്തെ പെണ്ണ് ചോദിക്കുകയായിരുന്നു ഉദ്ദേശം. സൂര്യന് കീഴിലെ എല്ലാ കാര്യത്തെക്കുറിച്ചും കോച്ച് ഛേത്രിയോട് സംസാരിച്ചു. ഒടുവില്‍ ധൈര്യം സംഭരിച്ച് ഛേത്രി കോച്ചിനോട് വന്ന കാര്യം പറഞ്ഞു സര്‍ ഞാന്‍ താങ്കളുടെ മകളെ പ്രണയിക്കുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് കരുതുന്നു.' 'യാ, യാ, ഇറ്റ്സ് ഓക്കേ എന്ന് മാത്രം മറുപടി പറഞ്ഞ് കോച്ച് ബാത്ത്റൂമിലേക്ക് പോയി. കുറച്ചു സമയത്തിന് ശേഷം പുറത്ത് വന്ന് അദ്ദേഹം സമ്മതം മൂളി. ഏതാനും മാസങ്ങള്‍ക്കകം സോനവും ഛേത്രിയും വിവാഹിതരായി. 13 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ആ വിവാഹം. കൃത്യമായി പറഞ്ഞാല്‍ 2017 ഡിസംബര്‍ നാലിന്. ഒന്നും ഇല്ലാതിരുന്ന കാലത്ത് കൂടെ നിന്നവളാണ് സോനമെന്ന് ഛേത്രി എപ്പോഴും പറയും ആദ്യ വിജയത്തിലും ആദ്യ പരാജയത്തിലും അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ ഇല്ലാത്ത ഒരു ഭൂതകാലത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല, അതുപോലെതന്നെ ഭാവി കാലത്തെ കുറിച്ചും. തന്റെ ഏറ്റവും വലിയ ആരാധികയെന്നാണ് സോനം അവളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവള്‍ക്ക് ഞാന്‍ അതിനേക്കാളും എത്രയോ അപ്പുറമാണ് എനിക്കറിയാം ഛേത്രി പറയുന്നു. മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സൈദ്ധാന്തികവും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് 3 മാസം മുമ്പ് ഭര്‍ത്താവിനെ വിട്ട് ഒളിച്ചോടി, പിന്നീട് തിരിച്ചെത്തി; യുവതിയെ കാമുകന്‍ കുത്തിക്കൊന്നു വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിക്ക് നേരേ ആക്രമണം; പേഴ്‌സും മൊബൈലും കവര്‍ന്നു വിവാഹാഭ്യര്‍ഥന നടത്തിയതോടെ പ്രശ്‌നം, സൗഹൃദം മാത്രമെന്ന് പെണ്‍കുട്ടി; കേസില്‍ സുഹൃത്തും പ്രതി പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർഥിനിയെ കുത്തിപ്പരിക്കേല്‍പിച്ചു; തുടർന്ന് ആത്മഹത്യാശ്രമം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. എതിരാളികളുടെ വലനിറച്ച് കേരള സംഘം; യുവനിരയുടെ കരുത്തില്‍ ലക്ഷ്യം കിരീടം 136 നീക്കങ്ങള്‍, ഏഴേമുക്കാല്‍ മണിക്കൂര്‍; ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ മാരത്തണ്‍ പോരാട്ടം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; റെക്കോഡുകള്‍ തകര്‍ത്ത ഗെയിം താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ബെങ്കാളി അറബി ഉര്‍ദു ഉസ്ബക്‌ തായ്‌ ബോസ്നിയന്‍ ജാപനീസ്‌ സ്പാനിഷ്‌ ഫ്രെഞ്ച്‌ ഇംഗ്ലീഷ് തുര്‍കിഷ്‌ ഉയിഗര്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: രണ്ടാം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: രണ്ടാം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു പാലക്കാട്: അമ്പലപ്പാറയിൽ ഗർഭിണിയായ കാട്ടാന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു. റിയാസുദ്ധീൻ ശനിയാഴ്ച മണ്ണാർക്കാട് കോടതിയിലാണ് കീഴടങ്ങിയത്. ഇയാളെ മൂന്നു ദിവസമാണ് വനം വകുപ്പിന്റെ കസ്റ്റഡിയിൽ അനുവദിച്ചത്. കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. റിയാസുദ്ദീന്റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഒളിവിലാണ്. കരീമിനായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കൊല്ലം മെയ് 25നാണ് തിരുവിഴാംകുന്ന് വെള്ളിയാർ പുഴയിൽ വായിൽ മുറിവേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. മെയ് 27ന് കാട്ടാന ചരിഞ്ഞു. കേസിൽ മൂന്നാം പ്രതി വിൻസൻറ് ദിവസങ്ങൾക്കകം പിടിയിലായി. ഇതിന് പിന്നാലെ അബ്ദുൾ കരീമും റിയാസുദ്ധീനും ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പും പോലീസും കേസെടുത്തിരുന്നു. ഡൌണ്‍ലോഡ് ജനം ടിവി മൊബൈല്‍ ആപ് ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇഷ്ടമുള്ള കേഡറോ സ്ഥലമോ ആവശ്യപ്പെടാൻ സിവിൽ സർവീസുകാർക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി പാതിരാത്രി ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു: തമിഴ്‌നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എംഎം മണി മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ മുന്നറിയിപ്പില്ലാതെയുളള ഷട്ടർ തുറക്കൽ ലോക്‌സഭയിൽ ഉന്നയിച്ച് ഡീൻ കുര്യാക്കോസ് കാക്കി എപ്പോഴും കാക്കിയെ സംരക്ഷിക്കും; പിങ്ക് പോലീസ് വിചാരണയിൽ ഡിജിപിക്കെതിരെ വിമർശനം; സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ഹൈക്കോടതി പൂവാറിലെ നിശാപാർട്ടി: ആറ് മാസത്തിനിടെ റിസോർട്ടിൽ നടന്നത് 17 ലഹരിപാർട്ടികൾ, പിന്നിൽ വൻ ലഹരിമാഫിയ, അന്വേഷിക്കാൻ പ്രത്യേക സംഘം ‘ഞാൻ ബാബരി’ ;സംഭവം ഗൗരവമുള്ളത് ,ജില്ല പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി:ദേശീയ ബാലാവകാശ കമ്മീഷൻ കർണാടകയിലെ സ്‌കൂളുകളിൽ കൊറോണ ഭീതി; ഒരു സ്‌കൂളിലെ 90 വിദ്യാർത്ഥികൾ പോസിറ്റീവ്; കൂടുതൽ പേർ നിരീക്ഷണത്തിൽ വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസിയായ യുവാവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി; വീട്ടമ്മയുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ കവർച്ച നടത്തിവന്നിരുന്ന ഹോളിഡേ റോബേഴ്സ് സംഘത്തിലെ പ്രധാനികളെയാണ് പിടികൂടിയത്. ചാലക്കുടി ഡി വൈ എസ് പി ആയിരുന്ന സി എസ് ഷാഹുൽ ഹമീദും സംഘവും ചേർന്ന് ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഉൾഗ്രാമങ്ങളിൽ നിന്നാണ് ഇവരെ പിടികൂടി നാട്ടിലെത്തിച്ചത്. ബീഹാറിലെ കത്തിഹാർ, ജാർഖണ്ഡിലെ സാഹിബ് ഗഞ്ച്, പശ്ചിമ ബംഗാളിലെ മുർഷിദാബാദ് എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളിലേക്കാണ് പോലീസ് സംഘം ആദ്യം തെരച്ചിൽ നടത്തിയത്. എന്നാൽ പോലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ ഉടൻ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും രക്ഷപ്പെടാൻ പ്രതികൾ ശ്രമം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ഒരാളെ പിടികൂടി ചോദ്യം ചെയ്യലിനിടെയാണ് മറ്റ് പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചത്. രണ്ടുമാസത്തോളം ക്യാമ്പ് ചെയ്താണ് മറ്റുള്ള പ്രതികളെ പിടികൂടാനായത്. തുടർച്ചയായ അവധി ദിവസങ്ങൾക്ക് മുന്നോടിയായുള്ള ദിവസത്തിലാണ് ഇവർ കവർച്ച നടത്തുന്നത്. അതിനാണ് ഹോളിഡേ റോബേഴ്സ് എന്ന പേര് ഈ കവർച്ച സംഘത്തിന് ലഭിച്ചത്. കവർച്ച നടത്തിയ ശേഷം സംസ്ഥാനം വിട്ട് മറ്റുള്ള സംസ്ഥാനങ്ങളിൽ പോകാൻ കഴിയും എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം ദിവസങ്ങൾ ഇവർ തിരഞ്ഞെടുക്കുന്നത്. സബ്സ്ക്രൈബ് ജനം ടിവി യൂട്യൂബ് ചാനൽ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വാഹന വിപണിയെ അമ്പരപ്പിച്ച് എംജി ആസ്റ്റർ; ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം വാഹനം വിറ്റ് തീർന്നു പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലയിൽ തീവ്രമഴ; 2 മണിക്കൂറിനുളളിൽ പെയ്തിറങ്ങിയത് 7 സെ.മീ മഴ എംഎൽഎമാരുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാനാകില്ല: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി വാളയാർ കേസ്: ഡമ്മി പരീക്ഷണത്തിന് സിബിഐ ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ; ഹലാലിനെ മതചിഹ്നമായി തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പോലീസ് യൂണിഫോമിൽ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; ഗുരുതര അച്ചടക്കലംഘനമെന്ന് പോലീസ് ആശുപത്രി വികസനത്തിന് ഫണ്ട് അനുവദിച്ചില്ല;മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവർ കൈക്കൂലി ചോദിച്ചവർ; ആരോഗ്യമന്ത്രിക്കെതിരെ ഡോ പ്രഭുദാസ് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ‘ഞാൻ ബാബരി ‘വിദ്യാർത്ഥികൾക്കിടയിൽ മത ഭീകരവാദ പ്രചാരണം ;പോപ്പുലർ ഫ്രണ്ടിനെതിരെ എബിവിപി പരാതി നൽകി നാഗാലാൻഡ് വെടിവെപ്പ് ഭീകരരെന്ന് തെറ്റിദ്ധരിച്ച് ശക്തമായ അന്വേഷണം നടക്കുമെന്ന് അമിത് ഷാ ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകം … ഇന്ത്യാ ഗേറ്റ് ;വീഡിയോ കാണാം കാർബൺ തീരെയില്ലാത്ത വ്യോമ ഇന്ധനവുമായി ബ്രിട്ടൺ; ലോകത്തിലെ ആദ്യ വിമാന സർവ്വീസ് ആരംഭിച്ചു ബിയർകുപ്പിയിൽ തലയിട്ട് മൂർഖൻ; ‘ഫിറ്റായ ‘ പാമ്പിന് ഒടുവിൽ മോചനം;വീഡിയോ എല്ലാവരും ഒട്ടകപക്ഷിയല്ല; പോരാട്ട വീര്യം ഉള്ളതു കൊണ്ട് ഭയത്തെ ജയിച്ചു ആത്മാവിൽ അഗ്‌നിയുണ്ടെന്ന കവിത പോസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരി ഇന്ത്യ 90 കോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ടു: കേന്ദ്ര മന്ത്രി Malayalam Daily News ഇന്ത്യ 90 കോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ടു: കേന്ദ്ര മന്ത്രി ഇന്ത്യ 90 കോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ടു: കേന്ദ്ര മന്ത്രി ന്യൂഡൽഹി: ഇന്ത്യ 90 കോടി കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വെള്ളിയാഴ്ച പറഞ്ഞു. കോവിൻ ഡാഷ്‌ബോർഡ് അനുസരിച്ച്, രാജ്യത്ത് ഇതുവരെ 90,10,04,270 കോവിഡ് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 65,69,56,299 ആദ്യ ഡോസുകളാണെങ്കിൽ, 24,40,47,971 രണ്ടാമത്തെ ഡോസുകളാണ്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് (എച്ച്സിഡബ്ല്യു) കുത്തിവയ്പ് നൽകി ജനുവരി 16 ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. മുൻനിര തൊഴിലാളികളുടെ (FLWs) വാക്സിനേഷൻ ഫെബ്രുവരി 2 ന് ആരംഭിച്ചു. മാർച്ച് 1 മുതൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ, 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസിനു മുകളിൽ പ്രായമുള്ളവർക്കും നിർദ്ദിഷ്ട രോഗാവസ്ഥയുള്ള രോഗപ്രതിരോധ കുത്തിവയ്പ് അനുവദിച്ചു. ഏപ്രിൽ 1 മുതൽ, 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും സർക്കാർ കുത്തിവെയ്പ് അനുവദിച്ചു. തുടർന്ന് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മെയ് 1 മുതൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ അനുവദിച്ചുകൊണ്ട് വാക്സിനേഷൻ പ്രവർത്തനം വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടന്നത് ഉത്തര്‍പ്രദേശിലായിരുന്നു (0,90,16,352 തുടര്‍ന്ന് മഹാരാഷ്ട്ര (8,31,71,551 മധ്യപ്രദേശ് (6,38,54,081 ഗുജറാത്ത് (6,13,33,339 പശ്ചിമ ബംഗാൾ (5, 85,50,307) എന്നിങ്ങനെയാണ് കണക്കുകള്‍. രാജ്‌നാഥ് സിംഗ് ലക്ഷദ്വീപിൽ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് നൈനാൻ മാത്യു (സണ്ണി) വിന്റെ ഭാര്യ ഷേർലി നൈനാൻ (69) നിര്യാതയായി. പരേത കല്ലൂപ്പാറ പെരിയിലത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. ആൻസൽ സ്റ്റിനി നൈനാൻ (അജ്‌മാൻ, യുഎഇ ഓസ്കർ സി. നൈനാൻ (ദോഹ, ഖത്തർ ആഗ്‌നസ് നൈനാൻ (ചിക്കാഗോ മരുമക്കൾ: ഡോ. ടോണി ഫിലിപ്പ്, ചെറുവാഴക്കുന്നേൽ, റാന്നി (അജ്‌മാൻ, യുഎഇ അശ്മിതാ തോമസ്, കൊട്ടുപ്പള്ളിൽ (എറണാകുളം സൂരജ് വി. മാത്യു, തൈക്കടവിൽ, തിരുവനന്തപുരം മാധ്യമ മേഖലക്ക് പ്രചോദനമായി ‘ക്ലൈമറ്റ് ചേഞ്ച് – ഗ്ലോബൽ ഇമ്പാക്ട്’ ചര്‍ച്ച ഹ്യുസ്റ്റൻ: ‘ക്ലൈമറ്റ് ചേഞ്ച് – ഗ്ലോബൽ ഇമ്പാക്ട്’ എന്ന വിഷയത്തെകുറിച്ചു ഹ്യുസ്റ്റൻ ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചൊക്ളി (നോവല്‍ – 71 എച്മുക്കുട്ടി ‘ആദിവാസ്യോളേ വെടിവെച്ച് കൊന്ന് കുടിലോള് കത്ത്ച്ച്. എല്ല് രേം പിട്ച്ച് ജേല്ലാക്കി ഒര് പോല്ലീസാര് നും ചത്ത് പോയീരാ…ചൊക്ള്യേ’ന്ന് ഓയിന്നൻ കമ്മ്ളാണ് മുതിര്‍ന്ന യുഎസ് റിപ്പബ്ലിക്കൻ നേതാവ് ബോബ് ഡോൾ (98) അന്തരിച്ചു വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധത്തില്‍ ഗുരുതരമായി പരിക്കേറ്റ് യുദ്ധക്കളത്തിൽ തകര്‍ന്നു വീണ് മരണത്തോട് മല്ലടിച്ച യു എസ് സൈനികന്‍, പിന്നീട് പുനര്‍ജ്ജനിച്ച് അമേരിക്കൻ Dec 6, 2021 പ്രശാന്ത്, ന്യൂഡല്‍ഹി 0 ഷിയ വഖഫ് ബോർഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു ലഖ്നൗ: ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഇന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. മഹന്ത് Dec 5, 2021 പ്രശാന്ത്, ന്യൂഡല്‍ഹി 0 ഹിന്ദു-മുസ്ലിം വിദ്വേഷത്തിന് ഉത്തരവാദി ഇടതുപക്ഷ-ലിബറലുകള്‍: അസം മുഖ്യമന്ത്രി ന്യൂദൽഹി: ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിലുള്ള വിദ്വേഷത്തിന് ഇടതുപക്ഷത്തെയും ലിബറലിനെയും കുറ്റപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇത് വോട്ട് ബാങ്കിന് വേണ്ടിയാണെന്ന് Dec 5, 2021 പ്രശാന്ത്, ന്യൂഡല്‍ഹി 0 നാഗാലാൻഡ് വെടിവയ്പ്പ്: സ്വന്തം മണ്ണിൽ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി ന്യൂഡൽഹി: നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് 11 സിവിലിയന്മാരുടെ മരണം ഹൃദയഭേദകമാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിൽ ഐഎസ്‌എല്‍ 2021-22: ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും സമനില വാസ്കോ: ഐഐഎസ്എല്ലിലെ പതിനാറാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പോയിന്റ് പങ്കിട്ടു. തുടർച്ചയായ രണ്ട് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് പ്രശസ്ത മലയാള നാടക-സിനിമാ പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) വാർദ്ധക്യ ശവങ്ങൾ ഉള്ളേടത്ത് കഴുക്കൾ കൂടും (നിരീക്ഷണം ജയൻ വർഗീസ് മലയാള സിനിമയിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് കുറേക്കാലം നിറഞ്ഞു നിന്നിരുന്നു മരക്കാർ മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ) ലൂസിഫർ നൽകിയ മാസ് ഇല്ല, ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ ശ്രീഗുരുവായൂരപ്പന്റെയെന്നല്ല; ഏതൊരു ആരാധനാലയത്തിന്റെയും ഫണ്ട് അതാത് പ്രതിഷ്ഠാമൂര്‍ത്തിക്ക് മാത്രം അവകാശപ്പെട്ടതാണ് പ്രതിഷ്ഠാമൂര്‍ത്തി മൈനറാണെന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വം കോടതികളുടെ ചുമതലയാണെന്നും, ഹൈന്ദവാരാധനാലയങ്ങളുടെ അവകാശാധികാരങ്ങളും നടത്തിപ്പും ഭരണഘടനാദത്തമാണെന്നും അത് ഹിന്ദുമത സമുദായത്തില്‍ നിക്ഷിപ്തമാണെന്നും മനസ്സിലാക്കണം. ക്ഷേത്രഫണ്ട് ഹിന്ദു മതസമുദായ ഹിതമനുസരിച്ച് ഹിന്ദുമത സമുദായകാര്യങ്ങള്‍ക്ക് മാത്രമേ വിനിയോഗിക്കാവൂ എന്ന കാര്യവും വ്യക്തമാണ്. ഗുരുവായൂര്‍ ദേവസ്വത്തെ സംബന്ധിച്ചിടത്തോളം ഭരണസമിതിയും അഡ്മിനിസ്‌ട്രേറ്ററടക്കമുള്ള ജീവനക്കാരും ഹിന്ദുമത സമുദായകാര്യങ്ങളുടെ നടത്തിപ്പിനും, നിര്‍വ്വഹണത്തിനും വേണ്ടി ഹിന്ദു മതസമുദായത്തിന്റെ പ്രതിനിധികളായി ചുമതലപ്പെട്ടവരാണെന്ന സ്ഥിരീകരണം ബോധ്യപ്പെടുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ആക്ട് 1978 (ആക്ട് 14 ഓഫ് 1978) അനുസരിച്ചു മാത്രമേ ഭരണനിര്‍വ്വഹണം നടത്താവൂ എന്ന സത്യവും വെളിവാക്കപ്പെട്ടു. മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ അട്ടിമറിക്കപ്പെടുമ്പോള്‍ എന്ത് ചെയ്യും? ആക്ട് വ്യവസ്ഥകള്‍ അവഗണിക്കുകയോ ധിക്കരിക്കുകയോ ചെയ്യുമ്പോള്‍ പരിഹാരമെന്ത്? ഹിന്ദുമതസമുദായ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി ചെലവഴിക്കേണ്ട ദേവസ്വം പണം മറ്റുകാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും, സര്‍ക്കാര്‍ ഫണ്ടിലേക്ക് വകമാറ്റുകയും ചെയ്യുന്ന നെടുംതൂണുകളിലൊന്നും പ്രതിഷ്ഠയുടെ രക്ഷാകര്‍തൃത്വ ചുമതലയുള്ളതുമായ കോടതിയെയാണ് ഏകാശ്രയമായി കണക്കാക്കുന്നത്. ഉന്നതവും സവിശേഷവുമായ അധികാരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും സാമാന്യ ജനത്തിനുപരി പ്രത്യേക നിയമപരിരക്ഷയും അനുഭവിക്കുന്ന ജഡ്ജിമാരില്‍ നിന്ന് ഹിന്ദുമത സമുദായം ഭരണഘടനാനുസൃതമായ നീതി പ്രതീക്ഷിക്കുന്നത് കുറ്റമോ ഹിന്ദു യാഥാസ്തികത്വമോ ആകുമോ? ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളുണ്ട്. രണ്ടും കേരള ഹൈക്കോടതിയുടെ മുമ്പില്‍ പരിഗണനക്ക് വന്നവ. രണ്ടുകാര്യത്തിലും ഹിന്ദുമതസമുദായത്തിന്റെ ഭരണഘടനാദത്തമായ അവകാശാധികാരങ്ങളും സ്റ്റാറ്റിയൂട്ടും ദേവസ്വം ഹിതവും സംരക്ഷിക്കപ്പെടേണ്ടതല്ലേ? ക്ഷേത്രപരിസരത്തിന്റെ പ്രാധാന്യവും 100 മീറ്റര്‍ സ്ഥലമെടുപ്പും ആയി ബന്ധമുള്ളതാണ് ആദ്യ വിഷയം. WP(C) No 17022 812 705 of 2009, 23968 617 3 of 2010 ഹര്‍ജികള്‍ 20-05-10 ന് തീര്‍പ്പാക്കുന്നവേളയില്‍ സ്വന്തം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ഹൈക്കോടതി മുമ്പാകെ ദേവസ്വം സത്യവാങ്മൂലം നല്‍കിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാതെയാണ് അശാസ്ത്രീയവും അപകടകരവുമായ നിര്‍മ്മിതികള്‍ക്ക് അതേ ഹൈക്കോടതിയില്‍ നിന്ന് തന്നെ അനുകൂല വിധി സമ്പാദിച്ചതെന്ന് കാണാം. ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടാതെ പോയതോ, പെടുത്താതെ പോയതോ ആയ നിരവധി കാര്യങ്ങളുണ്ട്. അവയാകട്ടെ വളരെയധികം ഗൗരവമര്‍ഹിക്കുന്നവയുമാണ്. 1. 100 മീറ്റര്‍ അക്വിസിഷന്‍ നടപടികളില്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും 25 മീറ്റര്‍ മാത്രമേ ദേവസ്വത്തിന് അക്വയര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. 2. പരിമിതമായ ക്ഷേത്രപരിസരത്ത് സ്ഥിരനിര്‍മ്മിതികളും, സ്ഥിരമായി നിലനിര്‍ത്താനുദ്ദേശിക്കുന്ന താത്കാലിക നിര്‍മ്മിതികളും എല്ലാവര്‍ക്കും എല്ലാക്കാലത്തും പ്രയാസങ്ങള്‍ സൃഷ്ടിക്കും. 3. സ്വന്തം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സത്യവാങ്മൂലം നല്‍കുകയും അത് ലംഘിച്ച് തോന്നുന്നതരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നത് കോടതി അലക്ഷ്യ നടപടിയാണെന്ന് മാത്രമല്ല; അശാസ്ത്രീയ സംവിധാനത്തിലൂടെ ദേവസ്വം ഖജനാവിന് കനത്ത സാമ്പത്തിക നഷ്ടംകൂടി ഉണ്ടാക്കുന്നുണ്ട്. 4. ഗുരുവായൂര്‍ ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി, ഇടത്തരികത്ത് കാവ് ഭഗവതി താലപ്പൊലി തുടങ്ങി ഉത്സവാഘോഷങ്ങള്‍, പറവെപ്പ്, എഴുന്നള്ളിപ്പ് തുടങ്ങിയവയ്ക്ക് അത്യാവശ്യമായത്ര ഭൂമി മാത്രമേ ഇപ്പോള്‍ ക്ഷേത്രത്തിന് ചുറ്റും ദേവസ്വം കൈവശത്തിലൂള്ളൂ. 5. ആക്ട് 10ല്‍ (2) പ്രകാരം സുരക്ഷിതവും ശാന്തവും ശുചിത്വമുള്ളതുമായ ക്ഷേത്രപരിസരം ഉറപ്പുവരുത്തുന്നതിന് 25 മീറ്റര്‍ സ്ഥലം തുറസ്സായി കിടക്കുന്നതാണ് ഉചിതം. 6. ഭക്തജനസഞ്ചയത്തിന്റെ ആധിക്യവും തിക്കും തിരക്കും നിയന്ത്രിക്കാന്‍ കഴിയണമെങ്കിലും ആവശ്യമായത്ര സ്ഥലം തുറസ്സായി നിലനിര്‍ത്തേണ്ടതുണ്ട്. 7. തീവ്രവാദ ഭീഷണി, അഗ്നിഭയം, ആനയിടയുന്നതടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍, വെള്ളപ്പൊക്ക ഭീഷണി തുടങ്ങിയവ തരണം ചെയ്യുന്നതിന് ക്ഷേത്ര പരിസരം നിര്‍മ്മിതികളിലൂടെ കോണ്‍ക്രീറ്റ് കാടാക്കി മാറ്റുന്നത് വിഘാതമുണ്ടാക്കും. 8. പരിപാവനത മാത്രമല്ല; പാരിസ്ഥിതിക അന്തരീക്ഷവും, ഉഷ്ണവ്യാപനത്തിന്റെ തീവ്രതയും ഒക്കെ തുറസ്സായ ക്ഷേത്രപരിസരത്തിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 9. തീര്‍ത്ഥക്കുളത്തിനും, പട്ടര്‍കുളത്തിനും തൊട്ടു അടുത്തായി ഇ-ടോയ്‌ലറ്റു സ്ഥാപിക്കുന്നതും മനുഷ്യവിസര്‍ജ്ജ്യ സംസ്‌കാരണ സംവിധാനമേര്‍പ്പെടുത്തേണ്ടി വരുന്നതും ക്ഷേത്രപരിസരത്തിന്റെ ശുചിത്വത്തിനും കുളത്തിലെ ശുദ്ധജല മലിനീകരണത്തിനും ഇടയാക്കും. 10. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശമുള്ള ആരാധനാലയങ്ങളിലൊന്നായ ഗുരുവായൂര്‍ ക്ഷേത്രത്തിന് ചുറ്റും നിലവിലുള്ള ചുരുങ്ങിയ സ്ഥലം കൂടി ഉപയോഗശൂന്യമാക്കുന്നത് ശരിയല്ല. 11. ആള്‍ക്കൂട്ടം തിങ്ങിനിറഞ്ഞു കവിയുന്ന തെക്കെ നടയില്‍ ഗ്യാസ് സംഭരണി നിര്‍മ്മിച്ചതും ബന്ധപ്പെട്ട വിദഗ്ദ്ധ നിര്‍ദ്ദേശങ്ങളും അനുമതി പത്രങ്ങളുമില്ലാതെ പൈപ്പ് ലൈന്‍ വഴി ക്ഷേത്രത്തിനകത്തും പുറത്തുമുള്ള അഗ്രശാലകളിലേക്ക് ഗ്യാസ് വിതരണം ചെയ്യുന്നതും സമീപവാസികള്‍ക്കും ക്ഷേത്രത്തിനും ഭക്തജനങ്ങള്‍ക്കും അപകടകരവും അതിഗുരുതരവുമായ ദുരന്തഫലങ്ങള്‍ക്ക് ഇടയാക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ദീര്‍ഘവീക്ഷണമുള്ള ശക്തന്‍ തമ്പുരാന്റെ തട്ടകത്തില്‍ നിന്ന് വരുന്ന ചെയര്‍മാന്റെ ഇടുങ്ങിയ മനസ്സും സങ്കുചിത ചിന്തകളും മാറട്ടെയെന്നും ഹൃദയവിശാലതയും സ്വപ്‌നങ്ങളും അങ്ങ് ചക്രവാളസീമയോളം വ്യാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കാം. പശ്ചാത്താപത്തിന് ഇടവരാതെയിരിക്കട്ടെയെന്നും. രണ്ടാമത്തെ വിവാദവും വ്യവഹാരവും ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാരിന് പണം അനുവദിച്ചതാണ്. പ്രളയത്തിന്റെയും കോവിഡ് 19ന്റെയും അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി 5 കോടി വീതം ആകെ 10 കോടി രൂപയാണ് ദേവസ്വത്തിന് അന്യാധീനപ്പെട്ടിരിക്കുന്നത്. പലിശയിനത്തിലുള്ള നഷ്ടം വേറെയും. പ്രളയാനുബന്ധമായി ആക്ടില്‍ വ്യവസ്ഥപ്പെടുത്താത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ഫണ്ടില്‍ നിന്നും 5 കോടി രൂപ വിനിയോഗിച്ചത് ചോദ്യം ചെയ്ത് കാഞ്ഞിരപ്പള്ളി സ്വദേശി വി. അനില്‍ എന്ന ഭക്തനാണ് 2019 ജൂലായ് മാസം WP(C)19035 of 2019 പ്രകാരം ഹര്‍ജി സമര്‍പ്പിച്ചത്. ഭരണസമിതി തികച്ചും ആക്ട് വ്യവസ്ഥ 11,12, 27 എന്നിവ ലംഘിച്ചു എന്നും പണം നല്‍കിയത് ദേവസ്വം ഗുണത്തിനല്ലെന്നും പണം നല്‍കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആരാഞ്ഞില്ലെന്നും ആയതിനാല്‍ ഭരണസമിതി തീരുമാനവും നടപടി ഉത്തരവും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി. പണം കൊടുത്ത രീതി ശരിയല്ലെന്നും, നല്‍കിയത് മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പണം നല്‍കിയത് ശരിയായ രീതിയിലാണെന്നും യാതൊരു ക്രമക്കേടും ഇല്ലെന്നും ദേവസ്വവും സര്‍ക്കാരും വാദിച്ചു. കൊടുക്കലും വാങ്ങലും ഇല്ലെന്നും സംഭാവനയാണെന്നും കോടതി നിരീക്ഷിച്ചു. സംഭാവനയും ചെലവാണെന്നും സര്‍ക്കാരിന് സംഭാവന നല്‍കാന്‍ ആക്ടില്‍ വ്യവസ്ഥപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ടായില്ല. സനാതന ധര്‍മ്മപ്രകാരം എല്ലാം ഒരു പോലെ കാണണമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാതെ കോടതി ഹര്‍ജി ദേവസ്വം ഭരണസമിതിക്കനുകൂലമായി തീര്‍പ്പാക്കി. WP(C) 19035/19 ഹര്‍ജി തീര്‍പ്പാക്കിയ അതേ ദിവസം സമാനവിഷയത്തില്‍ ഗുരുവായൂര്‍ ക്ഷേത്രരക്ഷാസമിതി സെക്രട്ടറി എം.ബിജേഷ് കുമാര്‍ WP(C 20495/19 പ്രകാരം മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ദേവസ്വം ഫണ്ടില്‍ നിന്നും 5 കോടി സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കിയത് ശരിയല്ലെന്നും ആയത് 12% പലിശയടക്കം തിരികെ ലഭ്യമാക്കണമെന്നും അതിലുപരി ദേവസ്വം കമ്മറ്റിയുടെ ക്രമക്കേട് കണക്കിലെടുത്ത് അവരെ പുറത്താക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിക്കപ്പെട്ടു. സെക്ഷന്‍ 11, 12, 27 എന്നിവ ഏത് രീതിയിലും വളച്ചൊടിക്കാമെന്നതിനാല്‍ അത് മാത്രം വെച്ച് വാദിക്കാനാവില്ലെന്ന് വാദി ഭാഗം അറിയിച്ചു. WP(C)19035/19 കേസ്സില്‍ കൃത്യമായ വാദമുഖങ്ങള്‍ കൊണ്ടുവന്നിട്ടില്ലെന്നും ആയത് “per in curium” ആണെന്നും വാദമുണ്ടായി. സി.കെ. രാജന്‍ Vs കേരള സര്‍ക്കാര്‍ എന്ന വളരെ പ്രാധാന്യമുളള കേസ് മനഃപൂര്‍വ്വം കോടതിയില്‍ എത്തിച്ചില്ല. ഈ കേസ്സില്‍ സര്‍ക്കാരിന് നല്‍കിയ സമാനതയുള്ള 5,00,000 രൂപയുടെ കൈമാറ്റം അഥവാ ചെലവ് ശരിയല്ലെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. സെക്ഷന്‍ 27ന്റെ വ്യാഖ്യാനം ണജ(ഇ) 19035/19 കേസ്സില്‍ ശരിയായ ദിശയിലായിരുന്നില്ല. സി.കെ.രാജന്‍ കേസ്സില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതി വീക്ഷണവും പരിഗണിച്ച് കേസ് വലിയ ബഞ്ച് കേള്‍ക്കുന്നതാണുചിതം. കാരണം പണം നല്‍കുന്നതിന്റെ മാനദണ്ഡം ലംഘിച്ചാല്‍ ആയത് ശരിയായ നടപടിയല്ലെന്ന് തന്നെയാണ് സുപ്രീംകോടതിയും കണ്ടെത്തിയിട്ടുള്ളത്. വിശദമായ വിധിക്ക് വേണ്ടി ഹര്‍ജിക്കാരന്‍ വീണ്ടും അപേക്ഷിച്ചതിന് ശേഷമാണ് ഹര്‍ജി വിശാലബഞ്ചിന് വിടുന്നതായുള്ള വിധി ലഭ്യമായത്. ആക്ട് സെക്ഷന്‍ 11, 12, 27 എന്നീ വ്യവസ്ഥകളുടെ വെളിച്ചത്തിലാണ് WP(C) 19035/19 പരിഗണിച്ചിട്ടുള്ളത്. സെക്ഷന്‍ 21ല്‍ (2)പ്രകാരമുള്ള ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തിയ ശേഷം സെക്ഷന്‍ 27ല്‍ പറയുന്ന (എ) മുതല്‍ (ജി) വരെ കൂടിയ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലാകാര്യങ്ങള്‍ക്കും കൂടി വേണ്ടിയോ പണം ചെലവഴിക്കാവുന്നതാണ് ഇത് ആക്ട് വ്യവസ്ഥയുടെ കൃത്യമായ നിരീക്ഷണവും കണ്ടെത്തലും തന്നെയാണ് എന്നാല്‍ സെക്ഷന്‍ 27ന് കീഴിലുള്ള വ്യവസ്ഥകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡൊണേഷന്‍ നല്‍കുന്നതിനെ വിലക്കുന്നില്ല എന്നാണ് കോടതിയുടെ നിലപാട്. ഒരു സ്റ്റാറ്റിയൂട്ടും അനുബന്ധ വ്യവസ്ഥകളും മുന്‍കാല കോടതി ഉത്തരവുകളും നിര്‍ണ്ണയിച്ച് നിശ്ചയിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ദേവസ്വം ഫണ്ടില്‍ നിന്നും ചെലവഴിക്കാം. അല്ലാതെ വ്യവസ്ഥപ്പെടുത്താത്ത കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന ന്യായീകരണം സ്വീകാര്യമാവുമ്പോള്‍ പിന്നെ സ്റ്റാറ്റിയൂട്ടിന്റെയും ഉപവ്യവസ്ഥകളുടെയും ആവശ്യമെന്തായിരുന്നു? ദേവസ്വം ഫണ്ട് എല്ലാകാര്യങ്ങള്‍ക്കും ചെലവഴിക്കാവുന്നതാണെങ്കില്‍ സ്റ്റാറ്റിയൂട്ടില്‍ പ്രത്യേകമായി ഇന്നയിന്ന കാര്യങ്ങള്‍ക്ക് ചെലവഴിക്കാമെന്ന് അക്കമിട്ട് വ്യവസ്ഥപ്പെടുത്തിയതിന്റെ പ്രസക്തിയെന്താണ്. ചെയ്യരുതാത്ത ചെലവുകളെ കുറിച്ചുള്ള വ്യവസ്ഥകളല്ല; മറിച്ച് ചെയ്യേണ്ട ചെലവുകളെ കുറിച്ചു മാത്രമാണ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതെന്ന് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ സെക്ഷന്‍ 27 സര്‍ക്കാരിന് ഡൊണേഷന്‍ കൊടുക്കുന്നത് വിലക്കുന്നില്ലെന്ന ന്യായീകരണവും വ്യാഖ്യാനവും അടിസ്ഥാനരഹിതവും നീതീകരിക്കാനാവാത്ത അസംബന്ധവുമാണ്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത ഇന്റലിജന്‍സ് ബ്യൂറോയുടെ വിയോജിപ്പ്(ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. തുടര്‍ച്ച) വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ ജഗദംബ പ്രത്യക്ഷപ്പെടുന്നത്. ലൗകികവ്യവഹാരങ്ങളിലാവട്ടെ നദികളില്‍ ശ്രേഷ്ഠയായി, ‘മഹാനദി’യായി സരസ്വതി സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു. ഹിമാലയ പര്‍വ്വതസാനുക്കളില്‍ നിന്നുല്‍ഭവിച്ച്, സിന്ധുനദിക്ക് കിഴക്ക്, സാമാന്യേന സമാന്തരമായി പ്രവഹിച്ച് ‘റാണ്‍ ഓഫ് കച്ചി’ ല്‍ വെച്ച് ഹിന്ദു മഹാസമുദ്രത്തില്‍ അവസാനിക്കുകയായിരുന്നു സരസ്വതി എന്ന് വേദങ്ങള്‍ പറയുന്നു. 1600 കിലോമീറ്റര്‍ നീളവും മൂന്നുമുതല്‍ പന്ത്രണ്ടു കിലോമീറ്റര്‍ വരെ വീതിയും ഈ മഹാനദിക്ക് ഉണ്ടായിരുന്നുവെന്നാണ്, വേദങ്ങളെ അടിസ്ഥാനമാക്കി, കണക്കാക്കപ്പെട്ടിരുന്നത്. ഇതിന്റെ കരകളില്‍ പ്രത്യേകിച്ചും നദീ-സമുദ്ര സംഗമസ്ഥലത്ത്, ലോകത്തിലെ ഏറ്റവും പ്രാചീനവും ഉന്നതവുമായി ഒരു സംസ്‌കാരം നിലനിന്നിരുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. കലികാലാരംഭത്തോടെ മനുഷ്യരിലെ നന്മ ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഭൂമി മണലാരണ്യമായി മാറുകയും സരസ്വതി അതില്‍ അന്തര്‍ധാനം ചെയ്യുകയായിരുന്നുവെന്നും വേദങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. ‘വരാഹപുരാണ’ ത്തിലെയും മറ്റും സൂചനയനുസരിച്ച് കണക്കാക്കുമ്പോള്‍, ഇന്നേക്കും 1500 കൊല്ലം മുമ്പാണ് ഇതും സംഭവിക്കുന്നത്. ‘സിന്ധുമാത’, ‘ധരണീ – പക്ഷ’ തുടങ്ങിയ നാമങ്ങളും വഹിച്ചിരുന്ന സരസ്വതി ഹിന്ദുപുരാണേതിഹാസങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഐതിഹ്യം അഥവാ കെട്ടുകഥമാത്രമാണെന്നായിരുന്നു കാലാകാലങ്ങളായി കരുതപ്പെട്ടു പോന്നിരുന്നത്. എന്നാല്‍ ഈ മഹാനദീ സങ്കല്‍പം വെറും ഭാവനാകല്‍പിതമല്ലെന്ന് ഇപ്പോള്‍ ശാസ്ത്രം തെളിയിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങളിലൂടെയുള്ള പ്രയാണത്തില്‍ മറ്റു മഹാനദികളെപോലെ സരസ്വതിയും സഞ്ചാരപഥം മാറ്റാന്‍, വ്യത്യസ്തയുഗങ്ങളില്‍, നിര്‍ബന്ധിതയായി. കാലാകാലങ്ങളില്‍ സംഭവിക്കാറുള്ള പടുകൂറ്റന്‍ ഭൂചലനങ്ങളുടെ ഫലമായിരുന്നു ഇത്. ഗഢവാഗ്ര ഹിമാലയത്തിലെ ശിവാലിക്കിലുള്ള ബന്ദേര്‍പഞ്ചായിരുന്നു നദിയുടെ ഉത്ഭവസ്ഥാനം. കവാലശിഖലം, ടോണ്‍സ് എന്നീ രണ്ടു പുഴകളാണ് ഇവിടേയ്ക്കു വെള്ളമെത്തിച്ചിരുന്നത് (ഇവ രണ്ടും ഇന്നുമുണ്ട് പിന്നീടുള്ള യാത്രയില്‍ യമുനയും സത്‌ലജ്ജും ഇതിനോടുകൂടി ചേര്‍ന്നു. ക്രിസ്തുവിനുമുമ്പ് 6000-4000 കാലത്ത് വൈദികസംസ്‌കാരം ഈ മഹാനദിയുടെ കരകളില്‍ പുഷ്‌കലമായി നിലനിന്നിരുന്നു. അടുത്ത സരസ്രാബ്ദത്തില്‍ നഗരവല്‍ക്കരണവും പുതിയ പട്ടണങ്ങളുടെ ആവിര്‍ഭവവുമുണ്ടായി – ഇതാണ് മഹാഭാരതകാലഘട്ടം. തുടര്‍ന്നുള്ള യുഗത്തില്‍ ഹിമാലയത്തില്‍ അതിശക്തിയായ ഭൂചലനം സംഭവിച്ചു. ഗ്രീഷ്മകാലത്ത് മഞ്ഞുരുക്കിയ വെള്ളവുമായി വന്നിരുന്ന കപാലശിഖരവും ടോണ്‍സും ബന്ദേര്‍ പഞ്ചിലെത്താതായി നൂറ്റാണ്ടുകള്‍ക്കുശേഷം ഇവ പൂര്‍വ്വസ്ഥാനത്ത് തിരിച്ചെത്തിയപ്പോഴേക്കും സരസ്വതി ഇല്ലാതായിക്കഴിഞ്ഞിരുന്നു ശിവാലിക്കിലെ കൊച്ചരുവികളായിരുന്നു പിന്നെ ആശ്രയം. പക്ഷെ ഒരു മഹാനദിയെ പോഷിപ്പിക്കാനുള്ള ശേഷി അവയ്ക്കുണ്ടായിരുന്നില്ല. ഭൂചലനങ്ങളുടെ ഫലമായി ചിലപ്പോള്‍ സിന്ധുവിനോടു ചേര്‍ന്നും (പ്രയാഗയിലെ ‘ത്രിവേണി സംഗമം) ചിലപ്പോള്‍ അകന്നും (സിന്ധുവിനും സരസ്വതിക്കും ഇടയിലുണ്ടായ പ്രദേശമാണ് ഇപ്പോള്‍ പാകിസ്ഥാനിലുള്ള മൊഹഞ്ജാദാരോ) ഒഴുകിയിരുന്ന സരസ്വതിയെ സേയിപ്പാന്‍ യമുനയും സത്‌ലജ്ജും ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ക്രിസ്തുവിനു മുമ്പ് 1500 നടുത്ത് സത്രാനയില്‍വെച്ച് (ഇന്ന് പഞ്ചാബിലുള്ള രോപാര്‍) ഭൂചലനം അരാവലിക്കുന്നിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇംഗ്ലീഷിലെ ‘യു’ (ഡ) എന്ന അക്ഷരത്തിന്റെ രൂപത്തില്‍ സത്‌ലജ്ജിന്റെ ഗതി തിരിച്ചുവിടുകയും അതിനെ പടിഞ്ഞാറോട്ട് കൊണ്ടുപോവുകയും ചെയ്തു. സത്‌ലജ്ജിന്റെ ഈ കൂടുമാറ്റത്തോടൊപ്പം യമുന പശ്ചിമാഭിമുഖമായി ഗതിമാറുകയും ചെയ്തു. അതോടെ സരസ്വതി സങ്കല്‍പത്തിലെ ഒരു മഹാനദിമാത്രമായി മാറി ‘വേദിക് സരസ്വതി’ – ഡോ. ബി.പി. രാധാകൃഷ്ണ, ഡോ.എസ്.എസ്. മെര്‍ഹ് പ്രസാ: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ). സരസ്വതിയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമം ആദ്യം നടത്തിയത് ഭാരതത്തില്‍ ജോലി നോക്കിയിരുന്ന ബ്രിട്ടീഷ് എഞ്ചിനീയറായ സി.എഫ്. ഓള്‍ധാം ആയിരുന്നു. ഇപ്പോള്‍ ഹരിയാണയിലെ ഗംഗാനഗര്‍ജില്ലയിലൂടെ ഒഴുകുന്നതും ചില കാലങ്ങളില്‍ മാത്രം ജലസമൃദ്ധവുമായ ഗാഗ്ഗര്‍ എന്ന കൊച്ചു അരുവിക്കരയിലൂടെ കുതിരപ്പുറത്തു സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വരണ്ടു കിടക്കുന്ന നദിക്ക് ചില പ്രദേശങ്ങളില്‍ മൂന്നു കിലോമീറ്റര്‍ വരെ വീതിയുള്ളതായി ഈ എഞ്ചിനീയറുടെ കണ്ണുകള്‍ കണ്ടെത്തി. ഒരു കാലത്ത് ഇതു വലിയൊരു നദിയായിരിക്കുമെന്ന് അതില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഓള്‍ധാമിനെ പിന്തുടരുമ്പോള്‍ ആരും ഉണ്ടായില്ല. അമേരിക്കല്‍ ഐക്യനാടുകളുടെ ആദ്യകാല ഉപഗ്രഹങ്ങളിലൊന്നായ ‘ലാന്‍ഡ് സാറ്റ്’ ഈ പ്രദേശത്തിന്റെ അത്ര വ്യക്തമല്ലാത്ത ചിത്രങ്ങള്‍ അയച്ചു. ജോധ്പൂരിലെ ‘സെന്‍ട്രല്‍ ആരിഡ് സോണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി’ലെ ഭൂഗര്‍ഭശാസ്ത്രജ്ഞനായി ബിമല്‍ ബോസ്, ഈ ചിത്രങ്ങളില്‍ കാണുന്ന നൂറുകണക്കിനു നാഴിക നീളം വരുന്ന ഭൂമിക്കടിയിലൂടെയുള്ള നീര്‍ച്ചാല്‍ ചരിത്രാതീകാലത്തേതാണെന്ന് തെളിയിക്കുകയായിരുന്നു. ഉപഗ്രഹസാങ്കേതികവിദ്യ വിപുലമായി വികസിച്ച തൊണ്ണൂറുകളില്‍ ഈ പ്രദേശത്തിന്റെ സൂക്ഷമാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ണചിത്രങ്ങള്‍ ലഭിച്ചുതുടങ്ങി. ഹിമാലയത്തിലെ ശിവാലിക്കില്‍ നിന്നുല്‍ഭവിച്ച് കശ്മീര്‍, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലൂടെ ഒഴുകി രാജസ്ഥാനിലെ ഭീം മലില്‍ വെച്ച് അഞ്ചായി പിരിഞ്ഞ്, മുഖ്യധാര ഗുജറാത്തിലെ സോമാനാഥത്തിലെത്തി, സൗരാഷ്ട്ര തീരത്തുവെച്ച് കടലില്‍ വിലയം പ്രാപിക്കുന്ന ഭൂഗര്‍ഭ ജലനിര്‍ഗമപാതയുടെ ദൃശ്യങ്ങള്‍ അവയില്‍ വ്യക്തമായിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യവഹരിച്ചിരുന്ന സരസ്വതിയുടെ സഞ്ചാരപഥത്തില്‍ നിന്ന് അതിനു അണുവിടപോലും വ്യത്യാസമുണ്ടായിരുന്നില്ല. ഇതിനോടടുത്തുകാലത്തു നടന്ന പുരാവസ്തുഖനനം അനര്‍ഘമായ ഒട്ടേറെ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നു. മാണ്ഡ (കശ്മീര്‍ കനാല്‍ (ഹരിയാണ ധോളവീര (ഗുജറാത്ത് കാലിഭാംഗന്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ നിന്നു സമാനമായ ഒരു പുരാതന നദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെടുകയുണ്ടായി. സരസ്വതീ നദിയുടെ സഞ്ചാരപഥത്തില്‍ നിലകൊണ്ടിരുന്ന ഈ പ്രദേശങ്ങളില്‍ ‘ഹാരപ്പ’, മൊഹഞ്ജാദരോ എന്നിവിടങ്ങളിലേതിനെക്കാള്‍ പഴക്കമുള്ള ഒരു നദീതട സംസ്‌കാരം നിലനിന്നിരുന്നതായി ഖനനങ്ങള്‍ തെളിയിച്ചു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ആയിരുന്നു സരസ്വതിയാല്‍ ഏറ്റവും അനുഗൃഹീതമായ പ്രദേശം. ഇവിടെ സിര്‍സയില്‍വെച്ചാണ് നദി മരുഭൂമിയില്‍ വിലയം പ്രാപിച്ചതെന്ന് ‘മനുസ്മൃതി’ പ്രസ്താവിക്കുന്നു. താര്‍മരുഭൂമി സ്ഥിതിചെയ്യുന്ന ഇവിടം വര്‍ഷത്തില്‍ 365 ദിവസവും വരള്‍ച്ചയുടെ പിടിയിലാണ്. എന്നാല്‍ ഇവിടെ കുഴിച്ച കിണറുകള്‍ ഒരിക്കലും വറ്റിപ്പോയിട്ടില്ലെന്ന വസ്തുത ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു. തുടര്‍ന്നു നടത്തിയ പഠനത്തില്‍ വെറും അറുപതു മീറ്റര്‍ മാത്രം കുഴിച്ചാല്‍ ഇവിടെ ശുദ്ധജലം ലഭ്യമാണെന്നു കണ്ടെത്തി. കാലം നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ 14 പരിശോധനയ്ക്കു ഈ ജലം വിധേയമാക്കിയപ്പോള്‍, 3000 വര്‍ഷത്തെ പഴക്കം അതിനുണ്ടെന്നും തെളിഞ്ഞു. സരസ്വതിയുടെ അസ്തിത്വത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇത്. (വി.ആര്‍. ഗോവിന്ദനുണ്ണി മരണത്തിനു മുമ്പ് കേസരിയ്ക്കായി എഴുതിവെച്ച ലേഖനം) ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത ഇന്റലിജന്‍സ് ബ്യൂറോയുടെ വിയോജിപ്പ്(ബ്രിട്ടീഷ് രേഖകളിലെ ആര്‍.എസ്.എസ്. തുടര്‍ച്ച) വീര സാവര്‍ക്കര്‍ അതുല്യനായ സ്വാതന്ത്ര്യസമര പോരാളി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടതു സര്‍ക്കാര്‍ പാലൂട്ടുന്ന ഇസ്ലാമിക ഭീകരത എസ്എഫ്‌ഐ ഇന്ന് ജിഹാദികളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ദില്ലി: കേന്ദ്രസർക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നൽകാൻ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസർക്കാരിന് കൈമാറി. നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളഉമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. വാരണാസി, അമൃത്‌സർ, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങൾ പുതുതായി കൈമാറുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ട്. നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ് ഈ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. അതേസമയം അടുത്ത നാല് വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്രത്തിന് എയർപോർട്ട് അതോറിറ്റി കൈമാറിയിരിക്കുന്ന 13 വിമാനത്താവളങ്ങൾ അടക്കമാണിത്. തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് ഇനിയുള്ള വിമാനത്താവളങ്ങളും കൈമാറുക. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇന്ന് 7163 പുതിയ കോവിഡ് രോഗികൾ: 90 മരണം ബസുടമകളുടെ സമരം സർക്കാർ ചർച്ച ചെയ്യുമെന്ന് ഗതാഗതമന്ത്രി മോട്ടോര്‍വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇനി ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമൊന്നും കൈയില്‍ കരുതേണ്ടതില്ല. മൊബൈലില്‍ ഇനി എം-പരിവഹന്‍ ആപ്പുണ്ടെങ്കില്‍ വാഹനപരിശോധന ഇനി എളുപ്പമാവും. വാഹനവിവരങ്ങളെല്ലാം ഡിജിറ്റല്‍ ലോക്കറിലാക്കി സൂക്ഷിക്കുന്ന സംവിധാനമാണ് ഇ-പരിവഹന്‍. ഗതാഗത വകുപ്പ് നല്‍കുന്ന വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ഈ ഡിജിറ്റല്‍ ലോക്കറിലുണ്ടാവും.യാത്രയ്ക്കിടെ ട്രാഫിക് പോലീസ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ആപ്പ് കാണിച്ചു കൊടുത്താല്‍ മതി. ഓരോ വ്യക്തിയുടേയും വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ അതുവഴി ട്രാഫിക് പോലീസിന് അറിയാനാവും. ഡ്രൈവിങ് ലൈസന്‍സിന്റേയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയുമൊക്കെ ഇലക്ടോണിക് രൂപമാറ്റത്തിന് ട്രാഫിക് പോലീസും എന്‍ഫോഴ്സ്മെന്റ് വിങ്ങുമൊക്കെ അംഗീകാരം നല്‍കിക്കഴിഞ്ഞു. അതേസമയം, ലൈസന്‍സിന്റേയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റേയും പകര്‍പ്പുകള്‍ യഥാര്‍ഥ രേഖയായി സ്വീകരിക്കില്ല. ക്ലൗഡ് അധിഷ്ഠിത സംവിധാനമാണ് ഡിജി-ലോക്കറിനായി ഒരുക്കിയിട്ടുള്ളതെന്ന് ഗതാഗതവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇരിങ്ങൽ സർഗാലയ കലാ-കരകൗശല ഗ്രാമം ഇനി എട്ടുമണിമുതൽ കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരുന്നു: സുധീരനും മുല്ലപ്പള്ളിയും മുരളീധ Most used emoji of 2021 സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവരാണോ? ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജി ഇതാണ് Sandeep Murder സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി Marakkar മരക്കാർ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു അമിത് ഷാ ജയ്സാൽമീറിൽ; ബിഎസ്‌എഫ് ക്യാമ്പിൽ സൈനികർക്കൊപ്പം ഭക്ഷണം കഴിച്ച് ആഭ്യന്തര മന്ത്രി; ചിത്രങ്ങൾ ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നവശ്യപ്പെട്ട് കൊണ്ട് SDPI ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഈരാറ്റുപേട്ട സെൻട്രൽ ജഗ്‌ഷൻ മുതൽ ആനിയിളപ്പു വരെയുള്ള പ്രദേശത്തെ അപകടകരമായ കുഴികൾ അടച്ചു പ്രതിഷേധിച്ചു. .കോട്ടയം ജില്ലാ ട്രെഷറർ ആരിഫ് ks ഉദ്ഘാടനം നിർവഹിച്ചു. പ്രധിഷേധത്തിന്റെ ആരംഭമാണെന്നും റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കാനുള്ള തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികൾക്ക് SDPI നേതൃത്വം നൽകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പരുപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് റസിയ ഷഹീർ, ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, മുനിസിപ്പൽ പ്രസിഡണ്ട്‌ CH ഹസീബ്, സെക്രട്ടറി ഹിലാൽ വെള്ളൂപറമ്പിൽ വൈസ് പ്രസിഡണ്ട്‌ സുബൈർ വെള്ളാപ്പള്ളിൽ, ട്രെഷറർ KU സുൽത്താൻ, അൻസാരി ഈലക്കയം മുനിസിപ്പൽ കൗൺസിലർ) ഇസ്മായിൽ കീഴേടം, KK പരികൊച്ച്, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് ഭാരവാഹികൾ, നൂറ്റമ്പതോളം പ്രവർത്തകരും കുഴി അടക്കൽ പ്രധിഷേധത്തിൽ പങ്കെടുത്തു. .ഡിപ്പോയിൽ നിന്നും ഹൈവേയിലേക്കുള്ള റോഡിലാണ് ബസ് നിർത്തിയിട്ടിരുന്നത്. ഇവിടെ ഇറക്കമുള്ള ഭാഗമായിരുന്നു. തനിയെ ഉരുണ്ടിറങ്ങിയ ബസ് പമ്പിലേക്ക് ഡീസലടിക്കാൻ പോയ മറ്റൊരു ബസിനെയും ഇടിച്ചു. .റോഡരികിലെ ട്രാൻസ്ഫോർമറിനും വൈദ്യുത തൂണിനും ഇടയിലൂടെ ഉരുണ്ടു നീങ്ങിയ ബസ് റോഡ് കടന്ന് വീടിനു മുന്നിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. കര്‍ണാക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള പ്രഥമ ൈ്രകസ്തവ വൈദികനായ ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്ദുള്‍ ഹസീസ് (വയലിന്‍ ഗുരുവായൂര്‍ സനോജ് (മൃദംഗം ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം കൈകാര്യം ചെയ്യും. സെപ്റ്റംബര്‍ 25 ന്(വെള്ളി) വൈകിട്ട് ഏഴുമണിയ്ക്ക് റോസ്റാത് ഹൈലിഗ് ഗൈസ്ററ് ദേവാലയ ഓഡിറ്റോറിയത്തിലാണ് പരിപാടി. ടിക്കറ്റുവെച്ചു നടത്തുന്ന പരിപാടിയില്‍ ഇന്‍ഡ്യന്‍ പലഹാരങ്ങളും ലഭ്യമായിരിയ്ക്കും. കര്‍ണാക സംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ലണ്ടന്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ മുട്ടുചിറ നിവാസികള്‍ നോട്ടിംഗ്ഹാമില്‍ ഒത്തുചേരുന്നു. സെപ്റ്റംബര്‍ മൂന്നിനു (ശനി) രാവിലെ 10നു നോട്ടിംഗ്ഹാമിലുള്ള ട്രോവല്‍ പാരിഷ് ഹാളിലാണ് ഒന്‍പതാമത് മുട്ടുചിറ സംഗമത്തിനു തുടക്കം കുറിക്കുക. സംഘാടന മികവു കൊണ്ടും ജനപങ്കാളിത്തം കൊണ്ടും എന്നും വ്യത്യസ്തത കൈവരിച്ചിരുന്ന മുട്ടുചിറ സംഗമം യുകെയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നാണ്. സംഗമത്തിന്റെ രക്ഷാധികാരിയും പുതുക്കരിനടയ്ക്കല്‍ കുടുംബാംഗവും സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ച് ഇടവക വികാരിയുമായ ഫാ. വര്‍ഗീസ് ഇടയ്ക്കല്‍, മുട്ടുചിറ ഫെറോന പള്ളി മുന്‍ അസിസ്ററന്റ് വികാരി ഫാ. ബിജു ജോസഫ് കുന്നക്കാട്ട്, ഫാ. ബെന്നി മരങ്ങോലില്‍ തുടങ്ങിയവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി സംഗമത്തിനു തുടക്കമാകും. സംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ദമ്പതികള്‍ക്കായും വിവിധ കലാകായിക മത്സരങ്ങള്‍ വിവിധ നൃത്തനൃത്യങ്ങള്‍ സ്കിറ്റുകള്‍ ഗാനമേള തുടങ്ങിയവ പരിപാടികള്‍ക്കു മാറ്റുകൂട്ടം. സംഗമത്തില്‍ മുട്ടുചിറ സംഗമം ഇന്‍ യുകെ സംഘടിപ്പിച്ച ഇലക്ഷന്‍ പ്രവചന മത്സരത്തിലെ വിജയി ഷൈനി കുര്യന്‍ ബിജോയിക്ക് സമ്മാനം നല്‍കി ആദരിക്കും. ഇത്തവണത്തെ സംഗമത്തിനു യൂറോപ്പില്‍ നിന്നും നൂറോളം ഫാമിലികള്‍ സംഗമത്തിനെത്തി ചേരുമെന്നു പ്രധാന സംഘാടകനായ ബിജോയ് കൊല്ലംപറമ്പില്‍ അറിയിച്ചു. സംഗമത്തിന്റെ കണ്‍വീനര്‍ ജോണി കണിവേലിയാണ്. സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന ഔട്ടിങ്ങോടുകൂടി സംഗമം സമാപിക്കും. വിവരങ്ങള്‍ക്ക്: ബിജോയ് കൊല്ലംപറമ്പില്‍ 07540107697, ജോണി കണിവേലില്‍ 078898800292 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ 1337 ചതുരശ്ര കിലോമീറ്റര്‍ നിയന്ത്രണം കുറഞ്ഞ മേഖലയാക്കിയേക്കും ഇലകൊഴിയും മരങ്ങളുടെ ഗണത്തിൽപ്പെടുന്ന (പ്രപർണ്ണ വൃക്ഷങ്ങൾ) മൊറേസി (Moraceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു തരം മരമാണ്‌ പാറോത്ത് അഥവാ തേരകം ശാസ്ത്രീയനാമം: Ficus exasperata 18 മീറ്റർ വരെ ഉയരം വയ്ക്കും[1]. പെരും തേരകം, പെരും പാറോത്ത്, പാറകം എന്ന പേരുകളിൽ അറിയപ്പെടുന്ന ഈ മരത്തിനെ, സാന്റ്പേപ്പർ മരം, ബ്രഹ്മാസ് ബൻയൻ (Brahma's Banyan ഫോറസ്റ്റ് സാന്റ്പേപ്പർ (forest sandpaper റഫ് ബൻയൻ (rough banyan എന്നൊക്കെയുള്ള ഇംഗ്ളീഷ് പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതം करपत्र കരപത്ര 6 സെന്റീമീറ്റർ മുതൽ 17 സെന്റീമീറ്റർ വരെ നീളമുള്ളതും അഞ്ച് സെന്റീമീറ്ററോളം നീളമുള്ളതുമായ ഇതിന്റെ ഇലകൾ തടികൊണ്ടുണ്ടാക്കിയ ഉരുപ്പടികളും, ജനൽ, വാതിൽ തുടങ്ങിയവയും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. ഉരക്കടലാസുപോലെ (sandpaper) പരുപരുത്ത ഇലകളായതിനാലാണ്‌ വെള്ളമൊഴിച്ച് ഇതിന്റെ ഇലകൾ ഉപയോഗിച്ച് ഉരസിയാൽ മര ഉരുപ്പടികൾ വൃത്തിയാകുന്നത്. സാധാരണ ഇലകളുടെ രൂപമാണെങ്കിലും ചില ഇലകൾ അപൂർവ്വമായി മൂന്ന് ഏണുകളോടു കൂടിയുള്ളതായും കാണാറുണ്ട്, ഓസ്ട്രേലിയയിലും അമേരിക്കയിലും കാണുന്ന മറ്റൊരു ജനുസ്സില്പ്പെട്ട ഇത്തരം മരത്തിന്റെ ഇലകൾ വളരെ വലുതായും കാണാറുണ്ടെങ്കിലും ഇന്ത്യയിൽ കാണപ്പെടുന്നത് മേല്പ്പറഞ്ഞ അളവുകളിലുള്ളവയാണ്‌. ഇതിന്റെ തണ്ടുകൾക്ക് ഇളം പച്ച നിറമാണ്‌. ഇലകൾ ഔഷധഗുണമുള്ളവയാണ്.[2] സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരമുള്ള മലമേഖലകളിൽ തേരകം കാണപ്പെടാറുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യ, അറേബ്യൻ നാടുകൾ എന്നിവിടങ്ങളിൽ ധാരാളമായും കൂടാതെ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ശ്രീലങ്ക എന്നിവിടങ്ങളിലും ഈ മരം കണ്ടുവരുന്നു. വെളുത്ത നിറത്തിലുള്ള ഏകലിംഗവിഭാഗത്തിൽപ്പെടുന്ന (Unisexual) പുഷ്പങ്ങളാണ്‌ സാധാരണയായി കണ്ടുവരാറുള്ളത്. മൂത്ത കായ്കൾക്ക് ചുവപ്പു കലർന്ന മഞ്ഞ നിറമായിരിക്കും. പൂവിനും ഫലത്തിനും ഏകദേശം ഒന്നര സെന്റീമീറ്റർ വരെ നീളമുണ്ടാകും വിക്കിസ്പീഷിസിൽ Ficus exasperata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിക്കിമീഡിയ കോമൺസിലെ Ficus exasperata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. കേരളത്തിൽ കാണപ്പെടുന്ന മരങ്ങൾ അക്ഷരമാല ക്രമത്തിൽ അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി • ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലം‌പാല • ഒതളം • ഒടുക്ക് • ഓടമരം • കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽ‌പ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടീന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം • ഗുൽഗുലു • ഗുൽ‌മോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ • തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്‌ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർ‌വാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി • പച്ചവാറ്റിൽ • പച്ചിലമരം • പഞ്ഞിമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് • ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല • യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 05:16, 14 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. യു.എസ് ഇന്ത്യ, ബ്രസീല്‍, ബ്രിട്ടന്‍, റഷ്യ, തുര്‍ക്കി, ഫ്രാന്‍സ്, ഇറാന്‍, അര്‍ജന്റീന, സ്പെയിന്‍ എന്നിവയാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ പത്തുസ്ഥാനങ്ങളില്‍. പേരിലുള്ള കുളമൊന്നും ഇപ്പോള്‍ ഇവിടെയില്ല Sthalanaamam ദേവന്‍കുളങ്ങരയിലെ ഇന്നത്തെ റോഡുകള്‍ പലതും നൂറുവര്‍ഷം മുമ്പ് വള്ളങ്ങള്‍ നീങ്ങുന്ന തോടുകളായിരുന്നു. ഇന്ന് ചങ്ങമ്പുഴ പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം വലിയ കുളവും. പഴയ 'ഇടപ്പള്ളി' രാജ്യത്തിന്റെ ഹൃദയഭാഗമാണ് ദേവന്‍കുളങ്ങര തേവന്‍'കുളങ്ങര എന്നായിരുന്നു ആദ്യകാലത്ത് പറയാറുണ്ടായിരുന്നത്. ഇടപ്പള്ളി കൊട്ടാരം, ഗണപതിയമ്പലം, തൃക്കോവില്‍ ക്ഷേത്രം, ദേവീക്ഷേത്രം, മഹാകവി ചങ്ങമ്പുഴയുടെ തറവാട് എന്നിവയൊക്കെ ഈ പ്രദേശത്താണ്. ചങ്ങമ്പുഴയുടെ ശവകുടീരവും കവിയുടെ സ്മരണ നിലനിര്‍ത്തുന്ന ചങ്ങമ്പുഴ പാര്‍ക്കും ഗ്രന്ഥശാലയും ഇവിടെത്തന്നെ. കുളവും കരയും ചേര്‍ന്ന 'കുളങ്ങര' എന്നവസാനിക്കുന്ന നിരവധി സ്ഥലനാമങ്ങള്‍ കേരളത്തിലെല്ലായിടത്തുമുണ്ട്. അട്ടക്കുളങ്ങര, ചെട്ടിക്കുളങ്ങര, പാല്‍ക്കുളങ്ങര, പുതുക്കുളങ്ങര, ശക്തികുളങ്ങര, കാളികുളങ്ങര, കണ്ണന്‍കുളങ്ങര, കണിച്ചുകുളങ്ങര അങ്ങനെ പോകുന്നു അവ. ദേവന്‍കുളങ്ങരയ്ക്കടുത്തുതന്നെ ഒരു ചേന്ദന്‍കുളങ്ങരയുണ്ട്. പെരുമാനൂരിന്റെ പഴയ പേര് 'പെരുമാനൂര്‍കുളങ്ങര' എന്നായിരുന്നു. പലപ്പോഴും ക്ഷേത്രക്കുളങ്ങളുടെ സമീപപ്രദേശങ്ങള്‍ക്കാണ് ഇങ്ങനെ 'കുളങ്ങര' എന്ന പ്രത്യയത്തോടുകൂടിയ പേരുകള്‍ കാണാറ്. ദേവന്‍കുളങ്ങര രാജഭരണകാലത്ത് കുളങ്ങളുടെയും കളങ്ങളുടെയും കളരികളുടെയും നാടായിരുന്നുതാനും മാറാന്‍കുളം ചേന്ദന്‍കുളം പോളക്കുളം' എന്നിവയൊക്കെ പഴയകാലത്ത് അറിയപ്പെടുന്ന കുളങ്ങളായിരുന്നു. ഇവയില്‍ ചിലതൊന്നും ഇപ്പോഴില്ല. പണ്ട് 'പോളക്കുളം' ഉണ്ടായിരുന്നിടത്താണ് ഇപ്പോഴത്തെ 'ചങ്ങമ്പുഴ പാര്‍ക്ക് മാറാന്‍കുളം' നികത്തി നികത്തി ചെറിയ കുളമായി മാറി. 'തേവന്‍കുളം' പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ, തേവരുടെ (ദേവന്റെ) കുളം ആയിരുന്നിരിക്കണം. ഈ കുളമായിരിക്കും 'ദേവന്‍കുളങ്ങര' എന്ന സ്ഥലപ്പേരിന് രൂപം നല്‍കിയത്. ഏതായാലും ഈ പേരില്‍ ഒരു കുളം ഇപ്പോള്‍ ഇവിടെയില്ല. മഹാകവി ചങ്ങമ്പുഴയുടെ വീടിന് തൊട്ടടുത്തായിരുന്നു 'മാറങ്കുളം മാറാന്‍കുളം എന്നും പറയും നാട്ടുകാര്‍ കുളിച്ചിരുന്ന വിശാലമായ കുളമായിരുന്നു അന്നത്. ചങ്ങമ്പുഴയുടെ ആദ്യകാല കവിതയില്‍ ഇത് ഇടംനേടിയിട്ടുമുണ്ട്. അക്കാലത്തെ ദേവന്‍കുളങ്ങരയെയാണ് കവി ഇവിടെ വരച്ചുകാട്ടുന്നത്. രാജവാഴ്ചക്കാലത്ത് പടയാളികളെ അഭ്യസിപ്പിക്കുന്ന കളരികളും പയറ്റുകളങ്ങളും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു മാറാന്‍കളം ചേന്നന്‍കളം തേവന്‍കളം' എന്നിവ കളരിപ്പയറ്റ് കളങ്ങളായിരുന്നുവെന്നും ഒരഭിപ്രായമുണ്ട്). ഇടപ്പള്ളി രാജാവിന്റെ പടത്തലവന്മാരായിരുന്നു മാര്‍ത്താണ്ഡ പണിക്കര്‍ ചങ്ങമ്പുഴത്തറവാട്ടിലെ അംഗം, വീരപരാക്രമി. ഒരിക്കല്‍ കൊച്ചിയും ഇടപ്പള്ളിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ മാര്‍ത്താണ്ഡന്റെ നേതൃത്വത്തിലുള്ള ഇടപ്പള്ളി സൈന്യം തോറ്റു. മാര്‍ത്താണ്ഡന്റെ ശത്രുക്കള്‍ ഈ അവസരം മുതലെടുത്ത്, പടത്തലവന്റെ ചതിയാണ് പരാജയത്തിന് കാരണമെന്ന് തമ്പുരാനെ തെറ്റിദ്ധരിപ്പിച്ചു. തമ്പുരാന്‍ ഈ ഏഷണി വിശ്വസിക്കുകയും മാര്‍ത്താണ്ഡന് ഭ്രഷ്ട് കല്പിക്കുകയും ചെയ്തു. അപമാനിതനായ പടത്തലവന്‍ ഒരു ചെമ്പകമരത്തില്‍ തൂങ്ങിമരിച്ചു. മരണശേഷം മാര്‍ത്താണ്ഡന്‍ വീരപുരുഷനായി. ദേവന്‍കുളങ്ങര ഭഗവതിയുടെ വടക്കുഭാഗത്ത് നാട്ടുകാര്‍ അദ്ദേഹത്തെയും കുടിയിരുത്തി. ഇപ്പോഴും അവിടെ എന്നും വിളക്കുവയ്ക്കാറുണ്ട്. ഇടപ്പള്ളി രാജവംശത്തിന്റെ കുലദേവതയായ 'ഗണപതി'യുടെ ക്ഷേത്രം സ്വരൂപത്തിന്റെ നാലുകെട്ടില്‍ത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഇടപ്പള്ളി ഗണപതിയുടെ പ്രധാന വഴിപാട് 'കൂട്ടപ്പം' ആണ്. തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശ്രീഭദ്രാദേവീ ക്ഷേത്രത്തില്‍ ദശകങ്ങള്‍ക്ക് മുമ്പുവരെ 'തൂക്കം' നടന്നിരുന്നു. 1927 ഏപ്രില്‍ 24-ന് ആദ്യത്തെ സാഹിത്യ പരിഷത്ത് സമ്മേളനം നടന്നത് ദേവന്‍കുളങ്ങരയില്‍, ഇപ്പോള്‍ ചങ്ങമ്പുഴ പാര്‍ക്കിനടുത്തുള്ള സ്‌കൂള്‍ മൈതാനത്തായിരുന്നു. ഇടപ്പള്ളി കൃഷ്ണരാജാവാണ് അതിന് നേതൃത്വംനല്‍കിയത്. കൃഷ്ണരാജാവിന്റെ പുത്രനായിരുന്നു പ്രശസ്തസാഹിത്യകാരനും വിവര്‍ത്തകനുമായ ഇടപ്പള്ളി കരുണാകര മേനോന്‍. അന്ന് കുട്ടികളായിരുന്ന ചങ്ങമ്പുഴയും ഇടപ്പള്ളി രാഘവന്‍ പിള്ളയുമൊക്കെ സമ്മേളന വൊളന്റിയര്‍മാരായി ഓടിനടന്നു. പങ്കെടുത്ത എഴുത്തുകാര്‍ക്കെല്ലാം മോതിരം, കല്ലുകടുക്കന്‍, കസവുമുണ്ട്, പണം എന്നിവ നല്‍കിയാണ് കൃഷ്ണരാജ യാത്രയയച്ചത്. ദേവന്‍കുളങ്ങരയിലെ ഇന്നത്തെ റോഡുകള്‍ പലതും നൂറുവര്‍ഷം മുമ്പ് വള്ളങ്ങള്‍ നീങ്ങുന്ന തോടുകളായിരുന്നു. ഇന്ന് ചങ്ങമ്പുഴ പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം വലിയ കുളവും. 'ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം' ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കല-സാംസ്‌കാരിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്ന ഇടമായി മാറിയിരിക്കുന്നു. ചന്തയുണ്ടായിരുന്ന ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നത് Sthalanaamam തത്തപ്പിള്ളിക്ക് ആ പേര് വരാന്‍ ഒരു കാരണമുണ്ട് സ്ഥലനാമം കൈതകള്‍ കൊണ്ട് നിറഞ്ഞിരുന്നതിനാലാവാം ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് സ്ഥലനാമം മധ്യകേരളത്തിലെ 'വിശ്വകര്‍മ' ദേവന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം ഇവിടെയാണ് Sthalanaamam പട്ടിണിയിലാണെങ്കിലും സാഹോദര്യത്തിന് കുറവില്ല, അവരുടെ 'എരവ് വാങ്ങല്‍' പിന്നീട് ഈ നാടിന്റെ പേരുമായി പാണലും വള്ളികളും നിറഞ്ഞതിനാലാണത്രേ കേരളത്തിലെ ഈ സ്ഥലത്തിന്റെ പേര് ഇങ്ങനെയായത് സ്ഥലനാമം ഇതാണ് കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് സ്ഥലനാമം ചന്തയുണ്ടായിരുന്ന ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നത് Sthalanaamam തത്തപ്പിള്ളിക്ക് ആ പേര് വരാന്‍ ഒരു കാരണമുണ്ട് സ്ഥലനാമം പത്തനംതിട്ട: “നവാഗതരായ ഗായകരെ പ്രോത്സാഹിപ്പിക്കുക ” എന്ന ലക്ഷ്യത്തോടെ അത്യാകർഷകമായ സമ്മാന പദ്ധതികളോടെ പെർഫക്ടോ മീഡിയ ക്രിയേഷന്റയും പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെയും (പി.വൈ.സി) സംയുക്താഭിമുഖ്യത്തിൽ സങ്കീർത്തനം മ്യൂസിക് കൊണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ഈ മത്സരത്തിൽ ഒന്നാം സമ്മാനം 50000 രൂപ രണ്ടാം സമ്മാനം 20000 രൂപ മൂന്നാം സമ്മാനം 10000 എന്നിങ്ങനെയാണ് വിജയികളെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ സംഘാടകരിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഗാനങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് മൊബൈലിൽ റെക്കാർഡ് ചെയ്ത് വാട്സാപ്പിൽ അയക്കുകയാണ് ചെയ്യേണ്ടത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ക്രിസ്തീയ ലോകത്തെ പ്രഹത്ഭർ ഉൾപ്പെടുന്ന ടീം ഗ്രാൻഡ് ഫിനാലെയിൽ വിധി നിർണയിക്കുന്നു. പങ്കെടുക്കുന്നവർ നവംബർ 30 ന് മുൻപായി രെജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9495 35 7777 എന്ന ഈ വാട്സാപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രെജിസ്ട്രേഷനിൽ യോഗ്യത നേടുന്നവർക്ക് നിബന്ധനകൾ അയച്ചു നൽകുന്നതുമാണ്.കൂടുതൽ വിവരങ്ങൾക്ക് 91 9946557777 സിബി ബാബു (30) നിത്യതയിൽ സംസ്കാരം നാളെ. ബെംഗളുരുവിൽ ഐ പി സി ബഥേൽ വേർഷിപ്പ് സെന്ററിൽ രണ്ടു ദിവസത്തെ ബൈബിൾ ക്ലാസ് നവം.12 ഇന്നു മുതൽ ആരംഭിക്കും. “രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്. ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി […] ശ്രീ നിര്‍മ്മലാനന്ദസ്വാമികള്‍ (1863-1938 ശ്രീ വിവേകാനന്ദസ്വാമികള്‍ 1893-ല്‍ ചിക്കാഗോയിലെ വിശ്വമതസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വെന്നിക്കൊടിയുയര്‍ത്തിയതോടെയാണ് കേരളത്തിലുള്ളവര്‍ സ്വാമികളെക്കുറിച്ചും അവിടുത്തെ ഗുരുദേവനായ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും അറിയുന്നത്. അതോടെ മലയാളികളായ നിരവധിയാളുകള്‍ ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരുടെ ആരാധകരും ഭക്തരുമായെങ്കിലും കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് അടിത്തറയിട്ടത് ശ്രീരാമകൃഷ്ണദേവന്റെ ഒരു സന്ന്യാസിശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദസ്വാമികളാണ്. സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീചരണ്‍ എന്നായിരുന്നു. സന്ന്യാസം സ്വീകരിച്ചതിനുശേഷവും തുളസീ മഹാരാജ് എന്ന പേരിലാണ് അദ്ദേഹം അധികവും അറിയപ്പെട്ടിരുന്നത്. 1911 ഫെബ്രവരിയില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ച നിര്‍മ്മലാനന്ദസ്വാമികള്‍ അതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടോളം കേരളത്തില്‍ ശ്രീരാമകൃഷ്ണസന്ദേശം […] ശാകുന്തളം: മഹാകവി കാളിദാസന്റെ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെ അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. ‘കാവ്യേഷു നാടകം രമ്യം’ എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. മഹാഭാരതം ആദിപര്‍വ്വത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസന്‍ ഈ നാടകരചനയ്ക്ക് ആധാരമാക്കിയത്. തികച്ചും ലളിതമായ ഈ ഇതിവൃത്തത്തിനെ അത്യന്തം ആകര്‍ഷഷണീമായ ഒരു കഥയാക്കി രൂപപ്പെടുത്തിയത് കാളിദാസന്റെ അതുല്യപ്രതിഭയുടെ ഉത്തമോദാഹരണമാണ്. കാളിദാസന്‍ ശാകുന്തളം നാടകം രചിച്ചിട്ട് അതിലെ ഓരോ ഭാഗവും വീണ്ടും വീണ്ടും പരിഷ്കരിച്ചു പരിഷ്കരിച്ച് പതിനെട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഈ […] ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം നാമാവലി സഹിതം (സാത്വതതന്ത്രം എന്ന ആഗമഗ്രന്ഥത്തില്‍നിന്നുള്ളത്) ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം: ഈ ബ്ലോഗില്‍ നേരത്തെ തന്നെ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം പോസ്റ്റ് ചെയ്തിരുന്നു. അതില്‍നിന്ന് ഭിന്നവും അത്യന്തം വിശിഷ്ടവുമായ ഒരു ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. വൈഷ്ണവാഗമഗ്രന്ഥങ്ങളില്‍ സാത്വതതന്ത്രം അഥവാ സാത്വതസംഹിത പ്രമുഖസ്ഥാനം വഹിക്കുന്നു. സാത്വതതന്ത്രത്തിലെ ആറാമദ്ധ്യായത്തില്‍ പരമശിവന്‍ നാരദന് ഉപദേശിച്ചതാണ് ഈ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം. ചൗഖംബാ സാന്‍സ്ക്രിട്ട് സിരീസില്‍ പണ്ഡിറ്റ് അനന്തശാസ്ത്രി ഫഡ്കേ സമ്പാദനം ചെയ്തു 1934-ല്‍ പ്രസിദ്ധീകരിച്ച “സാത്വതതന്ത്രം” എന്ന കൃതിയാണ് ഈ ഇ-ബുക്ക് തയ്യാറാക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ എണ്ണമറ്റ ലീലകളെയും, അനന്തകല്യാണഗുണങ്ങളെയും, വിവിധ […] ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍: ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വേരൂന്നിയത് ശ്രീരാമകൃഷ്ണ പരമഹംസന്റെ സന്ന്യാസിശിഷ്യനായ ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ വരവോടെയാണ്. കേരളത്തില്‍ ഒരു ആദ്ധ്യാത്മികനവോത്ഥാനം സൃഷ്ടിക്കുവാനും അനേകംപേരെ ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലേയ്ക്കാകര്‍ഷിക്കുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. അദ്ദേഹത്തില്‍നിന്നു പ്രേരണയുള്‍ക്കൊണ്ട് സന്ന്യാസജീവിതം സ്വീകരിച്ചവരില്‍ ശ്രീമത് പുരുഷോത്തമാനന്ദസ്വാമികള്‍ പ്രഥമഗണനീയനാണ്. സന്ന്യാസം സ്വീകരിച്ചതിനുശേഷം ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ഹിമാലയസാനുക്കളില്‍ ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലാണ് ചെലവഴിച്ചത്. 1928-ല്‍ വസിഷ്ഠഗുഹയില്‍ താമസിച്ച് തപസ്സനുഷ്ഠിച്ചു തുടങ്ങിയ സ്വാമികള്‍, അവിടെ ഒരു ആശ്രമം സ്ഥാപിക്കുകയും ചെയ്തു. തന്നെ സമീപിച്ചിരുന്ന ഗൃഹസ്ഥഭക്തര്‍ക്കും, വിരക്തരായ സാധകന്മാര്‍ക്കും ശ്രീമത് […] ശ്രീമദ് ഭഗവദ് ഗീത വ്യാഖ്യാനം – പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം മലയാളപരിഭാഷ – കെ.എം കുഞ്ഞന്‍ മേനോന്‍) ശ്രീമദ് ഭാഗവതം അന്വയക്രമപരിഭാഷാസഹിതം (12 വാല്യങ്ങള്‍) – വിദ്വാന്‍ സി.ജി. നാരായണന്‍ എമ്പ്രാന്തിരി, എസ്സ്.വി. പരമേശ്വരന്‍ സ്വാമിയുടെ വിളക്കനുഷ്ഠാനം – എം. ആര്‍. സുബ്രഹ്മണ്യന്‍ Swamiyude Vilakkanushthanam അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ (ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയ പുതിയ പതിപ്പ്) – തുഞ്ചത്തെഴുത്തച്ഛന്‍ ശ്രീരാമചരിതമാനസം ലങ്കാകാണ്ഡം, ഉത്തരകാണ്ഡം മലയാളപരിഭാഷ – പി. എസ്സ്. അഗ്നീശ്വരന്‍ ശ്രീരാമചരിതമാനസം ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം മലയാളപരിഭാഷ – പി. എസ്സ്. അഗ്നീശ്വരന്‍ ശ്രീരാമചരിതമാനസം ബാലകാണ്ഡം മലയാളപരിഭാഷ – പി. എസ്സ്. അഗ്നീശ്വരന്‍ മലയാളം ഇ-ബുക്ക് പ്രോജക്ട് മന്ദഗതിയിലായത് എന്തുകൊണ്ട്? ഉപദേശസാരം മലയാളപരിഭാഷ – ശ്രീ രമണ മഹര്‍ഷി രാജയോഗം – കുമാരനാശാന്റെ മലയാള പരിഭാഷ ശ്രീമദ് ഭഗവദ് ഗീത – മലയാളപരിഭാഷ – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രം നാമാവലി സഹിതം (സാത്വതതന്ത്രം എന്ന ആഗമഗ്രന്ഥത്തില്‍നിന്നുള്ളത്) അദ്ധ്യാത്മരാമായണം – ഗദ്യപരിഭാഷ – സ്വാമി ചിദാനന്ദസരസ്വതി Adhyatma Ramayanam – Malayalam കാളിദാസവിരചിതം വിക്രമോ‍ര്‍വശീയം – കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ Vikramorvasiyam of Kalidasa – Malayalam transaltion ശ്രീപാദസപ്തതി – മേല്പത്തൂര്‍ നാരായണഭട്ടതിരി – അര്‍ത്ഥസഹിതം Sripada Saptati Malayalam translation സനത്സുജാതീയം ശങ്കരഭാഷ്യം മലയാളപരിഭാഷ – മഹോപാധ്യായ എസ്സ്. ഗോപാലപിള്ള Sanatsujatiya Shankara Bhashya Malayalam Ramesh p on ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് Sreedeepa on ഈ ബ്ലോഗിന്റെ ലക്ഷ്യം bharateeya on മലയാളം ഇ-ബുക്ക് പ്രോജക്ട് മന്ദഗതിയിലായത് എന്തുകൊണ്ട്? Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ യുപിയിൽ ജയ് ശ്രീറാം മുഴക്കാൻ വിസമ്മതിച്ച മുസ്ലീം ബാലനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഉത്തർപ്രദേശിൽ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാൻ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി കൊൽക്കത്തയിൽ “ജയ് ശ്രീറാം” മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച് ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു ട്രെയിനിലുണ്ടായിരുന്ന ഒരുകൂ‍ട്ടമാളുകൾ ‘ജയ് ശ്രീരാം’ മുഴക്കുന്നതിനിടയിൽ ഹഫീസിനോടും കൂടി അപ്രകാരം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ ഭൂമിയുടെ ആഴങ്ങള്‍ തേടി ഏകനായി ജയിംസ് കാമറൂണ്‍ പ്രപഞ്ചത്തിലെ മറ്റൊരു ഭൂമിയുടെ കഥ പറഞ്ഞ അവതാറിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ച ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്റെ സാഹസിക അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യ വിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ്. മലയാള നോവൽ സാഹിത്യത്തിലെ നിത്യവിസ്മയമായ കൃതി പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത് മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍. ചിയേഴ്സ് വെച്ച് കെഎസ്ആർടിസിയും ബിവറേജസ് കോർപ്പറേഷനും: കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കും; വാടക വരുമാനം കെഎസ്ആർടിസിക്ക് കൈത്താങ്ങ് ആകും Kerala Speaks ചിയേഴ്സ് വെച്ച് കെഎസ്ആർടിസിയും ബിവറേജസ് കോർപ്പറേഷനും: കെഎസ്ആർടിസി സ്റ്റാൻഡുകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കും; വാടക വരുമാനം കെഎസ്ആർടിസിക്ക് കൈത്താങ്ങ് ആകും. തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍. കെഎസ്‌ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു.കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശം ബിവറേജസ് കോര്‍പറേഷന്‍ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ പുതിയ കെട്ടിടം നിര്‍മിച്ച്‌ നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച്‌ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കെഎസ്‌ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്ബോള്‍ തിരക്കില്ലാതെ വാങ്ങാം. തിരുവനന്തപുരം ഇഞ്ചയ്ക്കലില്‍ കെട്ടിടം ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കാമെന്ന് ബെവ്കോയെയും കണ്‍സ്യൂമര്‍ഫെഡിനെയും കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വില്‍‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന വാടകയാണ് നല്‍കുന്നത്. ഈ വരുമാനം കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുമെന്നതിന് പുറമെ മദ്യം വാങ്ങുന്നവര്‍ക്കും സൗകര്യപ്രദമാകുമെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ പറയുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന്‌ ഗതാഗത മന്ത്രി ആന്‍റണി രാജുവും വ്യക്തമാക്കി. യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാത്ത വിധമാണ്‌ മദ്യക്കടകള്‍ ക്രമീകരിക്കുക. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ബിവറേജസ് കോര്‍പറേഷന്‌ അനുമതി നല്‍കും. കെഎസ്‌ആര്‍ടിസിയുടെ കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത്‌ മദ്യക്കടകള്‍ തുറക്കാം.ടിക്കറ്റ്‌ ഇതര വരുമാനത്തിനായി സാധ്യമായതെല്ലാം കെഎസ്‌ആര്‍ടിസി സ്വീകരിക്കും. സ്‌റ്റാന്‍ഡില്‍ മദ്യക്കടയുള്ളതുകൊണ്ടുമാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: അന്വേണണത്തിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപണം പൊലീസ് നായ വന്ന് അടുക്കളത്തറയില്‍ ഇരുന്നപ്പോള്‍ മീന്‍തല കണ്ടിട്ടാകുമെന്നാണ് പൊലീസുകാര്‍ പറഞ്ഞുവെന്ന് കൊല്ലപ്പെട്ട സിന്ധുവിന്റെ മകന്‍ Next articleഅടിവസ്ത്രം ധരിച്ച എം.എല്‍.എ ട്രെയിനിലൂടെ നടന്ന സംഭവം:മദ്യപിച്ചിരുന്നുവെന്നും സ്വര്‍ണമോതിരം മോഷ്ടിച്ചുവെന്നും പരാതി. പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ജയനാശാൻ വീണ്ടും വാർത്തകളിൽ; ജാമ്യത്തിന് പണം നേടാൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു: വീഡിയോയും വാർത്തയും കാണാം. ജീവനക്കാർ രണ്ടു ദിവസം പണി മുടക്കിയപ്പോൾ കെഎസ്ആർടിസിക്ക് ലാഭം ഒന്നര കോടിയിലേറെ രൂപ: കേരള സ്പീക്ക്സ് ടോക്കിങ് പോയിൻറ് വീഡിയോ കാണാം. ജീവനക്കാരുടെ 48 മണിക്കൂർ സമരം: കെഎസ്ആർടിസിക്ക് ലാഭം 80 ലക്ഷം രൂപ; രസകരമായ കണക്കുകൾ ഇങ്ങനെ. ഗതാഗത മന്ത്രിയുമായുള്ള ചർച്ച പരാജയം: നാളെ അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി യൂണിയനുകൾ. ബിവറേജ് ഷോപ്പിൽ നിന്ന് ഓൾഡ് മങ്ക് അടിച്ചുമാറ്റി: യുവാവ് സിസിടിവിയിൽ കുടുങ്ങി; കേസെടുത്ത് പോലീസ്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ :സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത് 200 കോടി രൂപ. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യുവാന്‍ അനുവദിച്ചില്ല. കെഎസ്‌ആര്‍ടിസിക്കെതിരേ വിധി. ടയറിൻറെ പകുതിയിൽ കൂടുതൽ വെള്ളത്തിലൂടെ ബസ് ഓടിക്കരുത്: ഡ്രൈവർമാർക്ക് പ്രളയകാല മുന്നറിയിപ്പുമായി കെഎസ്ആർടിസി. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി.കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ജീവന് ഭീഷണിയായി വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചു കയറ്റിയ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് . പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റു: കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലെ രണ്ട് തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ റം നിര്‍മാണം ഇന്ന് പുനരാരംഭിക്കും; താല്‍ക്കാലിക മുതലയെ രക്ഷിക്കാന്‍ സൂപ്പര്‍ഫാസ്റ്റ് രാജധാനി എക്സ്പ്രസ് അര മണിക്കൂറോളം തടഞ്ഞിട്ടു. പത്തനംതിട്ടയിലെ ചിറ്റാറില്‍‍ കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മൃതദേഹം എസ്റ്റേറ്റ് കിണറിൽ കണ്ടെത്തുന്നത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; മൃതദേഹം ഉടൻ സംസ്കരിക്കില്ല, സിബിഐ പറയട്ടെ എന്ന് കുടുംബം പ്രതിഷേധത്തിന്‍റെ ഭാഗമായല്ല മൃതദേഹം സംസ്കരിക്കാതിരിക്കുന്നത്. റീ പോസ്റ്റ്മോർട്ടം വേണ്ടെന്ന് സിബിഐ തീരുമാനിച്ചാൽ അപ്പോൾ തന്നെ സംസ്കാര ചടങ്ങ് നടത്തുമെന്ന് കുടുംബം മോർച്ചറിയുടെ തണുപ്പിൽ നീതി തേടി മത്തായിയുടെ ഭൗതിക ശരീരം; 14 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം മോർച്ചറിയുടെ തണുപ്പിൽ നീതിയുടെ ചൂട് കാത്ത് കിടക്കുകയാണ് മത്തായിയെന്ന പ്രിയപ്പെട്ടവരുടെ പൊന്നുമോൻ. കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വനപാലകർക്കെതിരെ നടപടി തേടി മത്തായിയുടെ കുടുംബം, മൃതദേഹം സംസ്കരിക്കില്ല കേസിൽ വനം വകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. രാവിലെ പതിനൊന്നരയ്ക്ക് മത്തായിയുടെ ഭാര്യ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. Pink Police കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശം? രൂക്ഷവിമർശനവുമായി ഹൈക്കോടതി Kerala Education ഗുണനിലവാരം എന്ന മരീചിക; പ്രതിസന്ധികളില്‍ മുങ്ങി വിദ്യാഭ്യാസത്തിന്റെ കേരള മാതൃക! Hedge dog തമിഴ്‌നാട്ടിൽ മുള്ളൻപന്നികൾക്ക് വംശനാശ ഭീഷണി; കാറ്റാടിയന്ത്രങ്ങൾ പെരുകുന്നതാണ് കാരണമെന്ന് ഗവേഷകർ white supremacists അമേരിക്കയെ തിരിച്ച് പിടിക്കാന്‍' വാഷിംഗ്ടൺ ഡിസിയിലേക്ക് വംശീയ ഗ്രൂപ്പുകളുടെ മാര്‍ച്ച് Toyota ടൊയോട്ടയും കർണാടക ബാങ്കും കൈകോര്‍ക്കുന്നു Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവച്ചു; പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് രാജ്‌നാഥ് സിംഗ് കുഴിയില്‍ വീണ് നടുവൊടിഞ്ഞ് ജനം,പണിയറിയില്ലെങ്കില്‍ വീട്ടിലിരിക്കണമെന്ന് കോടതി; കാണാം നേര്‍ക്കുനേര്‍ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം അനുവദിച്ച് ഉത്തരവാകുന്നു. യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന്‍ സഹായകമായ പട്ടികകളും വിവരങ്ങള്‍ ശേഖരിക്കുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പ്രളയ ബാധിത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച പ്രത്യേക വിഹിതം വിനിയോഗിക്കുന്നതിനുള്ള മാർഗരേഖ ബഡ്ജറ്റ് വിഹിതം 2019-20 പ്രളയം ബാധിച്ച പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം അനുവദിച്ച ഉത്തരവ് ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് സംബന്ധിച്ച ഉത്തരവ് പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് അനുമതി മഴക്കെടുതി -സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍- തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ച് ഉത്തരവ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് അനുമതി പ്രളയക്കെടുതി –അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ഇപിഎ 4/294/2019/തസ്വഭവ-12/08/2019 ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകുന്ന അധിക മാർഗ നിർദ്ദേശം പ്രളയ ദുരിതാശ്വാസം തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അധിക നിര്‍ദ്ദേശങ്ങള്‍ പ്രളയ ദുരിതാശ്വാസം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച അധിക നിര്‍ദ്ദേശങ്ങള്‍ മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പ് മേധാവികളുടെ ഓഫീസില്‍ പുതിയ കണ്‍ട്രോള്‍ റൂം പ്രളയത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉപയോഗ ശൂന്യമായ ശൌചാലയങ്ങള്‍ സെപ്റ്റിക് ടാങ്ക് സഹിതം പുനര്‍ നിര്‍മ്മിക്കുന്നതിനായി ഫണ്ട് ചെലവഴിക്കുന്നതിന് അനുമതി മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പ് മേധാവികളുടെ ഓഫീസില്‍ പുതിയ കണ്‍ട്രോള്‍ റൂം സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിച്ചു കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ പ്രതികളിലൊരാൾ കൂടി അറസ്റ്റിൽ. അമ്പായത്തോട് ആഷിഖ് ആണ് (28) മെഡിക്കല്‍കോളജ് പൊലീസിൻെറ പിടിയിലായത്. വെള്ളിമാടുകുന്ന് ഗവ. ലോ കോളജിനടുത്തുെവച്ചാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തുഷാരഗിരിയിൽ ഒളിച്ചുകഴിയുന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ചോമ്പാല സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറെപ്പട്ട പ്രതിയെ കുന്ദമംഗലത്ത് പൊലീസ് കൈകാണിെച്ചങ്കിലും നിർത്താതെ ഓടിച്ചുപോയി. തുടര്‍ന്നാണ് ലോകോളജിനു മുന്നില്‍ കോഴിക്കോട് ട്രാഫിക് എസ്‌.ഐ കെ.കെ. വിജയന്‍ സി.പി.ഒ വി.എം. സബീഷ് എന്നിവർ സാഹസികമായി വലയിലാക്കിയത്. മുക്കം ഭാഗത്തുനിന്ന് നീല ജാക്കറ്റിട്ട ഒരാൾ പള്‍സര്‍ ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം കാരന്തൂരില്‍ ബൈക്ക് തടയാന്‍ ശ്രമിച്ചത്. എന്നാല്‍, അതിവേഗത്തില്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടികൂടിയപ്പോഴാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട പ്രതികളുടെ സംഘത്തില്‍പെട്ടയാളാണെന്ന് മനസ്സിലായത്. ശനിയാഴ്ച നഗരത്തിൽ പരിശോധന നടത്തുന്നതിനിടയിൽ കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപം മഴക്കോട്ടും ചുവന്ന മാസ്‌കും ധരിച്ച് ഇയാള്‍ പൊലീസിൻെറ മുന്നിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. പിടികൂടുമ്പോള്‍ താമരശ്ശേരിയിലെ കടയില്‍നിന്ന് മോഷ്ടിച്ച മൂവായിരത്തോളം രൂപയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ ചേവായൂര്‍ പൊലീസിന് കൈമാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പായത്തോട് ആഷിഖ്, ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീന്‍, അമിതമായി ലഹരി ഉപയോഗിച്ചതിന് ചികിത്സയിലിരുന്ന താനൂര്‍ സ്വദേശി ഷഹല്‍ ഷാനു എന്നിവര്‍ 22ന് രാത്രിയാണ് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് എത്തിയ ഷഹല്‍ ഷാനുവിനെ പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി താനൂരില്‍നിന്ന് അറസ്റ്റ ചെയ്തിരുന്നു. രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുന്നു. അബ്ദുൽ ഗഫൂറും നിസാമുദ്ദീനും മലപ്പുറത്തേക്ക് കടെന്നന്നാണ് പൊലീസ് കരുതുന്നത്. പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ചേളന്നൂർ: എട്ടേരണ്ട് പട്ടർപാലം റോഡിൽ ഉപയോഗശൂന്യമായ മത്സ്യം തള്ളുന്നു. ഓട്ടോ സ്റ്റാൻഡിനും മെഡിക്കൽ ലാബിനുമിടയിലെ റോഡരികിലാണ് രാത്രി ചീഞ്ഞ മത്സ്യം തള്ളുന്നത്. ഇതുമൂലം ദുർഗന്ധം വമിക്കുകയാണ്. അടുത്തിടെയായി മൂന്നാം തവണയാണ് സംഭവം. വ്യാപാരി നടുവിലയിൽ ഹമീദ്, ഓട്ടോ തൊഴിലാളികളായ പി. ഗോപാലൻ, എം. അനിൽകുമാർ, ശ്രീനിജ സുരേശൻ, നാസർ, സതീശൻ, സി.കെ. ഷാജി എന്നിവരുടെ നേത്യത്വത്തിൽ മാലിന്യം സംസ്കരിച്ച് ക്ലോറിനേഷൻ നടത്തി. പ്രശ്നം ആരോഗ്യ വകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വാർഡ് അംഗം വി.എം. ഷാനി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് സ്ഥാപിക്കും. ബൂലോക ചരിത്ര വിസ്മയമായി മാറിയ ചെറായി മീറ്റിനു ശേഷം വീണ്ടുമൊരു ബ്ലോഗ്ഗേഴ്സ് സൌഹൃദ സംഗമത്തിന് കൂടി കേരളം വേദിയാകുന്നു. 2010 ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴ ടൌണില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള മണക്കാട് എന്ന ഗ്രാമത്തിലെ ജ്യോതിസ് ആഡിറ്റോറിയത്തില്‍ വെച്ചാണു തൊടുപുഴ മീറ്റ് നടത്തപ്പെടുന്നത്. ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്‍' വിഭാവനം ചെയ്ത ഈ വര്‍ഷത്തെ മീറ്റ്‌, ചെറായി മീറ്റിന്റെ അമരക്കാരനായിരുന്ന ശ്രീ ഹരീഷ് തൊടുപുഴയാണ് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഏതാണ്ട് അറുപത്തി അഞ്ചോളം ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാവും എന്നറിയിച്ചിട്ടുണ്ട്. തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ ഇവിടെ മുന്‍കൂട്ടി അറിയിക്കണം എന്ന് ശ്രീ ഹരീഷ് തൊടുപുഴ ആവശ്യപ്പെടുന്നു. തൊടുപുഴ മീറ്റ്‌ നടത്തപ്പെടുന്ന മണക്കാട്ടെ ജ്യോതിസ് ആഡിറ്റോറിയം മീറ്റ്‌ ഹെല്പ് ലൈന്‍ നമ്പര്‍ 9447302370 ബ്ലോഗര്‍ സജി മാര്‍ക്കോസിന്റെ ഹിമാലയ യാത്ര. ഫോട്ടോ ഫീച്ചര്‍ സീരീസ് കേരള ബ്ലോഗ്‌ അക്കാദമിയും മലയാളം ബ്ലോഗ്‌ കൌണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച എറണാകുളം ബ്ലോഗ്‌ ശില്പശാല പങ്കെടുത്തവര്‍ക്ക് ആവേശമായി മാറി. കലൂരിലെ മെക്ക ഹാളില്‍ മേയ് മുപ്പതാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആരംഭിച്ച ശില്‍പ്പശാലയില്‍ ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നു വരുവാന്‍ ഉദ്ദേശിക്കുന്ന നിരവധി പേര്‍ പങ്കെടുത്തു. ഒരു ബ്ലോഗ്‌ എങ്ങിനെ ഉണ്ടാക്കാം അതില്‍ പോസ്റ്റുകള്‍ ചെയ്യുന്നതെങ്ങനെ എന്നാ വിഷയത്തില്‍ ബ്ലോഗ്ഗര്‍ ഡി.പ്രദീപ്‌ കുമാര്‍ ക്ലാസ് എടുത്തു. പോഡ് കാസ്റ്റ് ചെയ്യുന്ന രീതികളെ വളരെ വിശദമായി പ്രദീപ്‌ കുമാര്‍ അവതരിപ്പിച്ചു. പോസ്റ്റുകള്‍ അഗ്രിഗേറ്റരുകളിലും കമന്റുകള്‍ മറുമൊഴിയില്‍ വരുന്നതിനെക്കുറിച്ചും ചിത്രകാരന്‍ ക്ലാസ് എടുക്കുകയുണ്ടായി. മലയാളത്തിലെ പ്രമുഖ അഗ്രിഗേട്ടരുകളെ ചിത്രകാരന്‍ പരിചയപ്പെടുത്തുകയുണ്ടായി, ഇന്ദ്രധനുസ്സ്, ആദ്യാക്ഷരി തുടങ്ങിയ ബ്ലോഗുകള്‍ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായ ബ്ലോഗുകള്‍ ആണെന്നും ചിത്രകാരന്‍ പറഞ്ഞു. ബ്ലോഗ്ഗര്മാരായ സുധീഷ്, മഹേഷ്‌, കൊട്ടോട്ടിക്കാരന്‍, മനോരാജ്, നിസ്സഹായന്‍ ,ചാര്‍വ്വാകന്‍, നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പില്‍ ,സുജീഷ്, ജോഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോഗ്‌ മീറ്റ്‌ ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ ലൈവ് വീഡിയോ സ്ട്രീമിങ്ങും സംഘാടകര്‍ ഒരുക്കിയിരുന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമായി മാറി. തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെകുറിച്ചും അവയുടെ ഡെമോയും മനോജ്‌, സൂരജ് എന്നിവര്‍ നടത്തിയത്, ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിന്‍ഡോസില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയതിന്റെ സാക്ഷ്യം നിസ്സഹായനും സുധീഷും വെളിപ്പെടുത്തി. കഴിഞ്ഞ ഒരുമാസത്തെ തയ്യാറെടുപ്പോടെ ശ്രീ പ്രവീണ്‍, നിസ്സഹായന്‍, മഹേഷ്‌ സുധീഷ്‌ എന്നിവരാണ് ബ്ലോഗ്‌ ശില്പ്പശാലയ്ക്ക് മനോഹരമായ വേദി ഒരുക്കിയത്. ബ്ലോഗ്ഗര്‍മ്നാര്‍ക്ക് ആവേശമായി തൊടുപുഴ മീറ്റ്‌ ആഗസ്റ്റ്‌ എട്ടാം തീയ്യതി നടക്കും. ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്‍' വിഭാവനം ചെയ്ത മീറ്റ്‌ ശ്രീ ഹരീഷിന്റെ സംഘാടനത്തില്‍ വളരെ മികച്ച രീതിയില്‍ ആണ് നടത്തപ്പെടുന്നത്. ബ്ലോഗിങ്ങ് ചരിത്രത്തിന്റെ ഭാഗമായ് മാറിയ ചെറായി മീറ്റിന്റെ അമരക്കാരനും ശ്രീ ഹരീഷ് തൊടുപുഴ ആയിരുന്നു. എറണാകുളം ബ്ലോഗ്‌ ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ തൊടുപുഴ മീറ്റില്‍ വീണ്ടും കാണാം എന്ന അറിയിപ്പുമായാണ് യാത്ര പറഞ്ഞത്. നൈലിന്റെ തീരങ്ങളിലൂടെ ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4 ഭാഗം 5,ഭാഗം 6 മഹനായ അലക്സാണ്ഡര്‍ ചക്രവര്‍ത്തിയുടെ പേരിലുള്ള അലക്സാണ്ഡ്രിയ പുരാതനലോകത്തെ ഏറ്റവും അറിയപ്പെടുന്ന പട്ടണം ആയിരുന്നു. പിന്നീട് ആ പദവി ലഭിച്ചത് റോമിനു ആയിരുന്നുവെന്നു പറയാം. ചെയ്ത യുദ്ധങ്ങളെല്ലാം ജയിച്ചുവെങ്കിലും അലക്സാണ്ഡര്‍ മുപ്പത്തി രണ്ടാമത്തെ വയസ്സില്‍ മരണത്തോടുള്ള മല്ലയുദ്ധത്തില്‍ തോറ്റ് രംഗം ഒഴിഞ്ഞു. എങ്കിലും ഇന്നും ധീരതയുടെയും, ഭരണ നൈപുണ്യത്തിന്റേയും ഏറ്റവും നല്ല മാതൃകയായി മഹാനായ അലക്സാണ്ഡറെ ലോകം വിലയിരുത്തുന്നു. ബി.സി. 331 ല്‍ അലക്സാണ്ഡര്‍ കണ്ടെത്തിയ ഈ പട്ടണം, ഏതാണ്ട് ആയിരം വര്‍ഷത്തോളം ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. പ്രാചീന സപ്താല്‍ഭുതങ്ങളില്‍ ഒന്നായിരുന്ന ലൈറ്റ് ഹൗസ് അല്‍ക്സാണ്ഡ്രിയായില്‍ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്. ബൈബിളിലെ പഴയ നിയമത്തിന്റെ വിവര്‍ത്തനമായ സെപ്റ്റുവജെന്റ് ബൈബിള്‍ ക്രോഡീകരിച്ചത് അലക്സാണ്ഡ്രിയായില്‍ വച്ച് ആയിരുന്നു എന്നതും ഈ പട്ടണത്തിന്റെ ഒരു പ്രത്യേകത തന്നെ. ടോളമിയുടെ കല്പനപ്രകാരം 70 യഹൂദ പണ്ഡിതന്മാര്‍ ചേര്‍ന്ന് 72 ദിവസം കൊണ്ട് ഹീബ്രു ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയായിരുന്നു.ബി സി.132 ല്‍ ആയിരുന്നു ഈ വിവര്‍ത്തനം. ഇന്നും യഹൂദന്മാരും ക്രിസ്ത്യാനികളും പഴയ നിയമത്തിന്റെ ആധികാരിക അടിസ്ഥാന ഗ്രന്ഥമായി കരുതുന്നത് സെപ്റ്റുവജെന്റ് ബൈബിള്‍ ആണ്. ചാവുകടന്‍ ചുരുള്‍ പോലെയുള്ള പല മൂലഭാഷയിലെ (ആരാമ്യ ഹീബ്രു) പല ലിഖിതങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ഇന്നു ലഭ്യമായിട്ടുള്ള പൂര്‍ണ്ണമായ പഴയ നിയമ ഗ്രന്ഥം കൊയ്ന്‍ ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട സെപ്റ്റുവജെന്റ് ബൈബിള്‍ ആണെന്നു പറയാം. ഇങ്ങനെ പലതു കൊണ്ടും പ്രാധാന്യമുള്ള പട്ടണത്തിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെ ബ്രേക്ഫാസ്റ്റ് ഹാളിലെ യൂറോപ്യന്‍ പൌരന്മാരുടെ തിക്കും തിരക്കും കണ്ടപ്പോള്‍ സായിപ്പന്മാരോട് തെല്ലു അവജ്ഞ തോന്നാതെയിരുന്നില്ല. ഭവ്യതയും മാന്യതയും അവര്‍ക്കു പലപ്പോഴും വാക്കുകളിലേയുള്ളൂ, പെരുമാറ്റത്തിലില്ല. നമ്മുടെ നാട്ടിലെ ജാതീയതയെ വെല്ലുന്ന വംശീയതയുടെ മമ്മിയും പേറി നടക്കുന്ന ഈഗോയുടെ പിരമിഡുകളാണവര്‍. പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍! യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ആഹാരം ലഭിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ഐറിന്‍ എത്ര രുചികരമായ ഭക്ഷണമായാലും പരിചയമില്ലാത്ത ഒന്നും കഴിക്കില്ല. പെപ്സിയും കൊക്കോ കോളയും കൊടുത്ത് ശീലിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും, തനി കേരളീയ ഭക്ഷണം വീട്ടില്‍ കൊടുത്തിരുന്നതുകൊണ്ടും, യാത്രയില്‍ ഉടനീളം ഭക്ഷണം ഒരു പ്രശ്നം തന്നെ ആയിരുന്നു. എങ്കിലും ഡ്രൈവര്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ റെഡിയായി, റൂം ചെക്ക് ഔട്ട് ചെയ്ത് ലോബിയില്‍ കാത്തിരിക്കുകയായിരുന്നു. രാവിലെ റോഡില്‍ തിരക്കു ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് വളരെ വേഗം പട്ടണത്തിനു വെളിയില്‍ കടന്നു. നിരന്ന കൃഷി സ്ഥലത്തു കൂടിയായിരുന്നു യാത്ര. ഇരു വശത്തും ഗോതമ്പു പാടങ്ങള്‍. പുറത്ത് തണുത്ത കാറ്റ്. വണ്ടിയുടെ ചില്ലു താഴ്ത്തി പുറത്തേയ്ക്കു നോക്കി. ഉയര്‍ന്ന മലകളോ കുന്നുകളോ എങ്ങും കാണാനില്ല. അതിവേഗം ഓടുന്ന ജീപ്പില്‍ പിന്‍ സീറ്റില്‍ ചാരിയിരുന്നു ഞാന്‍ കണ്ണുകളടച്ചു. എല്ലാവരും വണ്ടിക്കുള്ളില്‍ ദൂരെയ്ക്കു നോക്കി കാഴ്ചകള്‍ കണ്ട് മൗനമായിരുന്നു. ഇരുണ്ട ഭൂഘണ്ഡത്തിലെ നിരന്ന പാടത്തിന്റെ നടുവിലൂടെ പോകുമ്പോള്‍‍, അങ്ങു ദൂരെ കേരളത്തിലെ പെരുവയ്ക്കടുത്ത മുളക്കുളം നെല്പാടങ്ങളാണ് ഓര്‍മ്മ വന്നത്. അതിനടുത്ത് എവിടെയോ ആയിരുന്നു അമ്മ വീട്. കൃത്യമായി അറിയില്ല. കുടിയേറ്റക്കാരനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മല കയറിയവര്‍ ആരും വേരുകള്‍ തേടി തിരികെപ്പോരുവാന്‍ മെനക്കെട്ടില്ല, കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി. "മുളക്കുളം പാടത്തിനു കുറുകെ കാക്ക പോലും പറക്കില്ല" അന്നാട്ടുകാര്‍ പറയുമായിരുന്നു പോലും. ഇടയ്ക്കു വിശ്രമിക്കാതെ അതി വിസ്തൃതമായ പാടശേഖരം മുറിച്ചു അക്കരെ കടക്കാന്‍ കാക്കയ്ക്കു പോലും കഴിയില്ലത്രേ! കോളേജില്‍ പഠിക്കുമ്പോല്‍ ആദ്യമായി ആ പാടത്തിന്റെ നടുവിലൂടെ ബസ്സില്‍ പോയതും, മലമുകളില്‍ ജീവിച്ച എനിക്ക് അല്‍ഭുത കാഴ്ച ഒരുക്കിയ വിശാലമായ പാടത്തിന്റെ നടുക്ക് ബസ്സില്‍ നിന്നും ഇറങ്ങിയതും, പിന്നെ നടന്നു തളര്‍ന്നതും എല്ലാം മിസ്രയീമിലെ ഗോതമ്പു പാടത്തിന്റെ മധ്യത്തിലൂടെ പോകുമ്പോള്‍ സുഖമുള്ള ഓര്‍മ്മയായി ഓടിയെത്തി. ഇന്ന് ആ പാടങ്ങള്‍ അങ്ങിനെ തന്നെ അവിടുണ്ടാവുമോ ഉണ്ടാവാന്‍ വഴിയില്ല. നൈല്‍ നദിയിലെ വെള്ളം കൊണ്ട് അന്നാട്ടുകാര്‍ പരുത്തിയും, ഗോതമ്പും മെയിസും ധാരാളമായി കൃഷി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും ഗുണ്മേയേറിയ ഈജിപ്ഷ്യന്‍ കോട്ടന്‍ ഈ പ്രദേശങ്ങളിലാണ് വിളയുന്നത്. പത്തു മണി ആയപ്പോഴേയ്ക്കും പട്ടണത്തെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇന്നു രാത്രി ഞങ്ങള്‍ തങ്ങുന്നത് ഇവിടെയാണ്. ഇവിടെയുള്ള പ്രധാനപ്പെട്ട അഞ്ചു സന്ദര്‍ശന സ്ഥലങ്ങള്‍ മാത്രമേ ഞങ്ങളുടെ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പട്ടണത്തിലേക്കു കയറിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള ഗൈഡ് ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ടിപ്പിക്കല്‍ മസ്റി. ഇതുവരെ കണ്ടവരെപ്പോലെയല്ല, ഗള്‍ഫില്‍ കാണുന്ന മസറിയാണ് ഇതെന്ന് ആദ്യ വാചകത്തില്‍ തന്നെ മനസിലായി. "റോമന്‍ തീയേറ്റര്‍ ആണ് നമ്മുടെ ആദ്യ സന്ദര്‍ശന സ്ഥലം" പരിചയപ്പെടലുകളും ഔപചാരികതകള്‍ക്കും ഒടുവില്‍ അദ്ദേഹം പറഞ്ഞു. വാഹനം പട്ടണത്തിലേയ്ക്കു കടന്നു, അതു വരെ കണ്ട ഈജിപ്റ്റ് പോലെ അല്ലായിരുന്നു. ഒരു വികസിത രാജ്യത്ത് ചെന്ന പ്രതീതി. മനോഹരങ്ങളായ കൂറ്റന്‍ കെട്ടിടങ്ങളും വീതിയുള്ള റോഡുകളും വൃത്തിയുള്ള നടപ്പാതകളും ഉള്ള അലക്സാണ്ഡ്രിയ പട്ടണം ഒരു യൂറോപ്യന്‍ പട്ടണമാണെന്നേ തോന്നുകയുള്ളൂ. റോഡിന്റെ ഒരു വശത്ത് മെഡിറ്ററേനിയന്‍ കടല്‍‍. ഏറ്റവും ആകര്‍ഷകമായി തോന്നിയത് പഴയ ഡിസൈനിലുള്ള തെരുവു വിളക്കുകളാണ്. കൊത്തുപണികളുള്ള കാസ്റ്റ് അയേണില്‍ തീര്‍ത്ത വിളക്കു കാലില്‍ തൂക്കിയിട്ടിരിക്കുന്ന ലൈറ്റ്. മറ്റെല്ലായിടത്തും ഉള്ളതുപോലെ സെക്യൂരിറ്റി പരിശോധന ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും സന്ദര്‍ശകരുടെ തിരക്ക് ഇവിടെയും കുറവല്ലായിരുന്നു. റോമന്‍ തീയേറ്റര്‍ എന്നു പറഞ്ഞെങ്കിലും കാര്യമെന്താണെന്നു കൃത്യമായി മനസിലായത് അകത്തു കയറിയപ്പോള്‍ ആണ്. റോമാക്കാര്‍ ഭരിച്ച നാടുകളിലെല്ലാം ഇരട്ട തീയേറ്റര്‍ എന്ന അര്‍ഥം വരുന്ന ‘ആംഭിതീയേറ്ററുകള്‍’ പണിയാറുണ്ടായിരുന്നുവത്രേ. 1967ല്‍ ഒരു ബഹുനിലക്കെട്ടിടം പണിയുവാന്‍ അസ്ഥിവാരം കുഴിച്ചപ്പോഴാണ്, അവിടെയും റോമാക്കര്‍ തീയേറ്റര്‍ പണിതിരുന്നു എന്നു ഈജിപ്റ്റുകാര്‍ അറിയുന്നത്. തീയേറ്ററിന്റെ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയ മാര്‍ബിള്‍, ഈജിപ്റ്റില്‍ നിന്നും ഉള്ളവയായിരുന്നില്ല. റോമാക്കാര്‍ യൂറോപ്പില്‍ നിന്നും കൊണ്ടുവന്നതായിരുന്നു. മധ്യത്തില്‍ കരിങ്കല്ലുകൊണ്ടു പണിതിരിക്കുന്ന ഒരു സ്റ്റേജ്. ചുറ്റും അര്‍ദ്ധ വൃത്താകൃതിയില്‍ മാര്‍ബിളില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍. ഏതാണ്ട് 800 പേര്‍ക്കു ഇരുന്ന് കാണുവാന്‍ പാകത്തില്‍ പതിമൂന്നു സ്റ്റെപ്പുകളായി മുകളിലോട്ട് പണിതിരിക്കുന്നു. റോമന്‍ വാഴ്ചയുടെ കാലത്തു ഇവിടെയാണ് നാടകങ്ങളും കലാ പ്രകടനങ്ങളും അരങ്ങേറിയുരുന്നത്. ഗൈഡ് സ്റ്റേജിന്റെ മധ്യത്തുലേക്കു ഞങ്ങളെ വിളിച്ചിട്ട് ഉച്ചത്തില്‍ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന്റെ പ്രത്യേകതകൊണ്ട് ഞങ്ങളുടെ ശബ്ദം പ്രതിധ്വനിച്ച് വലിയ ശബ്ദമായി മുഴങ്ങി കേള്‍ക്കാമായിരുന്നു. എന്നാല്‍ വ്യക്തതയ്ക്കു ഒരു കുറവുമില്ലായിരുന്നു. ഉച്ചഭാഷിണിയും മറ്റുസംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്തെ മനുഷ്യര്‍ കണ്ടുപിടിച്ച ഇത്തരം പല സാങ്കേതിക വിദ്യകളും നമ്മെ അമ്പരപ്പിക്കും. രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ തീയേറ്ററിന്റെ വ്യാസം ഏതാണ്ട് 42 മീറ്റര്‍ ഉണ്ടായിരുന്നു. തീയറ്ററിനോട് ചേര്‍ന്ന മതിലില്‍ മണ്ണിനടിയില്‍ മൂടപ്പെട്ടുപോയ തീയേറ്ററിന്റെ വിവിധ ഭാഗങ്ങള്‍ കുഴിച്ചെടുക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഞങ്ങള്‍ അല്പ സമയം കൂടി ചിലവഴിച്ച ശേഷം അവിടുത്തെ സന്ദര്‍ശനം മതിയാക്കി പുറത്തുകടന്നു. സുരക്ഷിതത്വത്തിനോ, ശവ സംസ്കാരത്തിനോ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഭൂഗര്‍ഭ തുരങ്കങ്ങളാണ് കാറ്റാ കോമ്പുകള്‍. റോമന്‍ അധിനിവേശ രാജ്യങ്ങളിലും, ഉക്രൈന്‍, അയര്‍ലന്‍ഡ്, പെറു തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അലക്സാന്‍ഡ്രിയായില്‍ ഉള്ളതുപോലെയുള്ള ഭൂഗര്‍ഭ അറകള്‍ ഉണ്ട്. 1990 ല്‍ അലക്സാന്‍ഡ്രിയായിലെ കര്‍മൌസ് ജില്ലയില്‍കൂടി പോയ ഒരു കഴുതവണ്ടി മണ്ണിനടിയിലേയ്ക്കു താണു പോയി.പരിഭ്രാന്തരായ ദേശവാസികളൊരുമിച്ചുകൂടി മണ്ണ് കുഴിച്ചു ചെന്നപ്പോള്‍ കണ്ടെത്തിയ കല്ലില്‍ വെട്ടിയുണ്ടാക്കിയ തുരങ്ക സമാനമായ ശ്മശാനമാണ് അലക്സാണ്ഡ്രിയായിലെ കാറ്റാ കോമ്പ്. ഒന്നാം നൂറ്റാണ്ട് മുതല്‍, നാലാം നൂറ്റാണ്ടു വരെ ഇത് ഉപയോഗ സജ്ജ്മായിരുന്നുവെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ഞങ്ങള്‍ ഒരു കൂറ്റന്‍ കമാനത്തിനു മുന്നില്‍ ഇറങ്ങി. അകത്തു ക്യാമറ അനുവദനീയമല്ല എന്നു പറഞ്ഞു കാവല്‍ക്കാരായ ടൂറിസ്റ്റു പോലീസുകാര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി. കവാടത്തിന്റെ ഒരു ഫോട്ടോ എടുത്തിട്ടു ക്യാമറ വണ്ടിയില്‍ വച്ചിട്ടു മടങ്ങി വന്നു. അകത്തെ വിശാലമായ ഗ്രൌണ്ടില്‍ ചില ശവ കുടീരങ്ങള്‍ ഉണ്ടായിരുന്നു. ഒട്ടും സമയം കളയാതെ ഞങ്ങള്‍ ഭൂഗര്‍ഭ തുരങ്ക ശ്മശാനത്തിന്റെ അകത്തേയ്ക്കു നടന്നു. പ്രധാന വാതില്‍ കടന്നു അകത്തു കടന്നു. ഉള്ളില്‍ വെളിച്ചം തീരെ കുറവായിരുന്നു. ഇടുങ്ങിയ ഇടനാഴി പിന്നിട്ടു മുന്‍പോട്ടു പോയി. വിശാലമായ ഒരു ഹാളില്‍ എത്തി. ഹാളിന്റെ മധ്യത്തില്‍ ആഴമുള്ള ഒരു കിണര്‍. കിണറിന്റെ മുകള്‍ വശത്ത് ഹാളിന് മേല്‍ക്കൂര ഇല്ലായിരുന്നു. കിണറിന്റെ ചുറ്റും തടികൊണ്ടുള്ള പടികള്‍. എന്തായാലും ഒന്നു രണ്ടു ചിത്രങ്ങള്‍ മൊബൈലില്‍ എടുക്കാന്‍ തന്നെ തീരുമാനിച്ചു. ശവ സംസ്കാര സമയത്ത്, ഈ ഹാളിന്റെ മുകളില്‍നിന്നും കയറുകെട്ടി ശവ ശരീരം കിണറ്റിലേക്കു ഇറക്കും. “മൂന്നു നിലകളില്‍ ആയി നിരവധി ഭൂഗര്‍ഭ അറകളുണ്ട്.“ ഗൈഡ് വിശദീകരിച്ചു. “നമുക്ക് താഴേയ്ക്കു പോകാം. ആകെ 99 നടകള്‍ ഉണ്ട്, ഈ കിണറിനു ചുറ്റും.“ ഞങ്ങള്‍ നട ഇറങ്ങാന്‍ തുടങ്ങി. ഒരു നില അടിയില്‍ ചെന്നപ്പോള്‍ കിണറ്റിനകത്തേയ്ക്കു ഒരു വാതില്‍. “മരിച്ച ആളിന്റെ നിലയും വിലയും അനുസരിച്ചാണ് ഏതു നിലയിലാണ് അടക്കം ചെയ്യുന്നത് എന്നു നിശ്ചയിക്കുന്നത്.“ ഗൈഡിന്റെ വിശദീകരണം തുടര്‍ന്നു. “ദരിദ്രനെങ്കില്‍ ഈ നിലയിലുള്ള ഈ കിളിവാതിലിലൂടെ ശവം അകത്തേയ്ക്ക് എടുക്കും.“ “പിന്നെ നമ്മുടെ പിന്നിലെ ഹാളിലൂടെ അതിനപ്പുറത്തുള്ള നീണ്ട ഇട നാഴിയില്‍ എത്തിക്കും” ഞങ്ങള്‍ അങ്ങോട്ടു നടന്നു. ഇപ്പോള്‍ ഞങ്ങള്‍ മണ്ണിനടിയില്‍ ഏതാണ്ട് 12 അടി താഴ്ചയിലാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ചെന്നെത്തിയ സ്ഥലത്ത് പാറയില്‍ വെട്ടിയുണ്ടാക്കിയ അസംഖ്യം കല്ലറകള്‍. ആ നിലയില്‍ നിന്നും തിരികെ വന്ന ഞങ്ങള്‍ രണ്ടും മൂന്നും നിലകളില്‍ താഴെയിറങ്ങി. കൂടുതല്‍ താഴേയ്ക്കിറങ്ങിയപ്പോള്‍ അല്പം ഭയവും മടുപ്പും തോന്നാതിരുന്നില്ല. ഓരോ കാലത്തു ജീവിച്ചിരുന്ന മനുഷ്യരുടെ വിചിത്രങ്ങളായ ആചാരങ്ങളോര്‍ത്ത് അല്‍ഭുതപ്പെട്ടു പോയി. വളരെ മുറുകെപ്പിടിക്കുന്ന നമ്മുടെ പല വിശ്വാസങ്ങളും ആചാരങ്ങളും കുറെക്കഴിയുമ്പോള്‍ നമ്മുടെ കൊച്ചു മക്കള്‍ക്കു ചിരിക്കു വക നല്‍കുമെന്നതു തീര്‍ച്ച! ഞങ്ങള്‍ വെളിയില്‍ കടന്നു. അപ്പോഴേയ്ക്കും നന്നായി വിശന്നു തുടങ്ങി. "ഇനി ആഹാരം കഴിഞ്ഞിട്ടു ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ അലക്സാണ്ഡ്രിയാ ലൈബ്രറിയിലേക്കു പോകാം ഞങ്ങള്‍ അതു ഗൈഡിനോട് അങ്ങോട്ടു പറയാന്‍ തുടങ്ങുകയായിരുന്നു. (ഊണിനു ശേഷം, ലോകോത്തര പുസ്തകശാലയിലെ വിശേഷങ്ങള്‍ അടുത്തിടേയായി ടിവിയില്‍ എങ്ങാനും പൂരമോ, ഉത്സവമോ, പെരുന്നാളോ, എഴുന്നള്ളിപ്പോ കാണുമ്പോള്‍ ഭയമാണ്. ഏതു നിമിഷം എന്നറിയില്ല, അതിലെ ഗജവീരന്റെ സ്വഭാവം പെട്ടെന്ന് മാറുകയും പാപ്പാനെയോ, ചെണ്ടക്കാരനെയോ കൊമ്പില്‍ കോര്‍ക്കുകയോ ചെയ്യുന്നത്. പൂരവും, മേളവും ലൈവ് ആയി കാണിക്കുന്ന ചാനലുകാര്‍, മതിലിനപ്പുറത്തേയും, കല്‍മണ്ഡപത്തിനു മുകളിലെയും സുരക്ഷിതമായ തട്ടുകളില്‍ ഇരുന്ന്, ഞങ്ങള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ എന്തെങ്കിലും ഒന്ന് വീണുകിട്ടണേ, എന്ന് പ്രതീക്ഷിക്കുന്നുമുണ്ടാവും. ആഘോഷങ്ങള്‍ കഴിയുന്നത് വരെയും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് ചങ്കിടിപ്പോടെ തന്നെ പ്രേക്ഷകരായ നാമൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു. കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന്റെ ചില ദൃശ്യങ്ങള്‍ വാര്‍ത്താ മദ്ധ്യേ കാണുവാന്‍ ഇടയായി. വലിയൊരു ജന്തുസ്നേഹി അല്ലെങ്കിലും, ഞാന്‍ കണ്ട ഒരു ദൃശ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഗജവീരന്‍ തന്റെ അടുത്ത് നില്‍ക്കുന്ന മറ്റൊരു ആനയുടെ മേലേയ്ക്കു കുഴഞ്ഞു വീഴുന്നു. അത് ചാനലുകാര്‍ സ്ലോമോഷനിലും മറ്റും വീണ്ടും വീണ്ടും പുനര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല. ഈ സംഭവത്തെക്കുറിച്ചു പിന്നാമ്പുറങ്ങളിലെ വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, മദപ്പാട് കണ്ട ആനയെ 'വാട്ടാന്‍ ആനക്കാരുടെ പ്രയോഗം അവനു വെള്ളം കൊടുക്കാതെയിരുന്നുവത്രേ. കാരണം വെള്ളം കൊടുക്കാതെ വാട്ടിയാല്‍ അവന്‍ പ്രകോപിതനാവാതെ തളര്‍ന്നു പോകുമത്രേ. വരും കാലങ്ങളില്‍ പ്രതിപക്ഷത്തെ വാട്ടാന്‍ ഭരണപക്ഷവും ഈ വിദ്യ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കേരളത്തിലെ ജലസേചനവകുപ്പ് ഇടയ്ക്കിടയ്ക്ക് പൊതുജനങ്ങളെ വെള്ളം കൊടുക്കാതെ വാട്ടാറുണ്ട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ആന മദപ്പാടിലോ മറ്റു പീഡനങ്ങളിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം ആണത്രേ പ്രശ്നത്തിന് തുടക്കം. പാപ്പാന്‍ ഒരടി (എവിടെയാണെന്നറിയില്ല) കൂടി കൊടുത്തതോടെ അവന്‍ കൂടുതല്‍ പ്രകോപിതനായി. എതായാലും എന്തായി? മൂന്ന് ജീവന്‍ പൊലിഞ്ഞു. പിന്നീട് തളച്ച ആനയെ സഹൃദയര്‍ ചേര്‍ന്ന് നല്ലതുപോലെ പെരുമാറിയെന്നും സംസാരം. ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അല്ല ആവര്‍ത്തിക്കുമ്പോള്‍, ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാനും ചിന്തിച്ചു, ഒരു പക്ഷേ ഇത്തരം ഏര്‍പ്പാടുകള്‍ ഇനി നിരോധിക്കുമായിരിക്കും എന്ന്. ഒന്നും നടന്നില്ല. അല്ലെങ്കില്‍ നടക്കാന്‍ സമ്മതിച്ചില്ല. കോടതിയെക്കാളും, നിയമത്തെക്കാളും സ്വാധീനശക്തിയുള്ള ദേശക്കാരും, വിഭാഗക്കാരും, തമ്പ്രാക്കന്മാരും വാഴുന്ന ഈ നാട്ടില്‍ എന്ത് നടക്കാന്‍? അല്ലെങ്കില്‍ അവരുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ഓച്ചാനിച്ച്‌ നില്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ എന്ത് ചെയ്യാന്‍? ശരിക്കും ആനപ്രേമി, അല്ലെങ്കില്‍ ആനകമ്പം എന്താണെന്ന് എനിക്ക് അറിയില്ല. ആനയോടുള്ള പ്രേമം അല്ലെങ്കില്‍ സ്നേഹമാണോ ഉദ്ദേശിക്കുന്നത്? ഇത് ഈ കമ്പക്കാര്‍ക്ക് തന്നെ അറിയില്ല. മറിച്ച്, തങ്ങളുടെ ഗര്‍വ്വും, പ്രമാണിത്വവും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുവാനുള്ള ഒരു കപട നാടകം തന്നെയല്ലേ ഈ ആനകമ്പം? നമ്മുടെ ചില ചലച്ചിത്ര നടന്മാര്‍ക്കും ഉണ്ടല്ലോ ഈ ആനകമ്പം. മറിച്ച്, ശരിക്കും ആനയോടുള്ള സ്നേഹമാണെങ്കില്‍ സുഹൃത്തെ, ആ പാവം വന്യജീവി ജീവിക്കേണ്ടത് വനത്തിലാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റാണ്. നാട്ടില്‍ എവിടെയാ ആനയുള്ളത്? വനത്തില്‍ ആനക്കുഴി നിര്‍മ്മിച്ച് കുടുക്കിലാക്കുന്ന ആനയെ മെരുക്കിയെടുത്തു നാട്ടാനയാക്കുന്നു! നിലമ്പൂരിലെ നെടുങ്കയം പോലുള്ള സ്ഥലങ്ങളില്‍ ആനക്കൂട്ടില്‍ കഴിയുന്ന പുതുതായി പിടികൂടപെട്ട കരിവീരന്മാരുടെ അസ്വസ്ഥത ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷയുള്ള നമ്മുടെ നാട്ടില്‍, ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗജവീരനെ കൈവശം വയ്ക്കുന്നതില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളത്? അതിനു ലൈസന്‍സ്‌ ഉണ്ടത്രേ. അങ്ങിനെയെങ്കില്‍ കൈയ്യില്‍ കാശുള്ളവനൊക്കെ ലൈസന്‍സ് എടുത്ത് പുലിയെയും, മയിലിനെയും, കരടിയും മറ്റും കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്നു വീട്ടില്‍ വളര്‍ത്തിക്കൂടെ? അവിടെയെല്ലാം നമ്മുടെ വന്യജീവി സംരക്ഷണനിയമം നിശബ്ദത പാലിക്കുന്നു. ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞെത്തിയ വധൂവരന്മാരെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് ഒരു ഗജവീരന്‍. ഹാരമെടുത്തു കഴുത്തില്‍ ഇടുന്നതിനു പകരം, ഒരു കുസൃതി തോന്നി അവന്‍ വരന്റെ കഴുത്തിനു പിടിച്ചു തള്ളിയിരുന്നെന്കില്‍ വിവാഹം അത്യാഡംബരപൂര്‍ണ്ണമാകുമായിരുന്നു. അത് നോക്കി നിന്ന എനിക്ക് പഴയ ഒരു സിനിമയിലെ രംഗവും ഓര്മ വന്നു പനിനീര് തളിയാനേ പനിനീര് തളിയാനേ കരയിലെ വമ്പനായ ഈ വിദ്വാന് കലികയറിയാല്‍, റോക്കറ്റ്‌ എന്‍ജിന്‍ ഘടിപ്പിച്ചു നിയന്ത്രണം കൈവിട്ട ബുള്‍ഡോസര്‍ പോലെയാവും സ്ഥിതി. പിന്നെ ആ പരിസരം എന്താണെന്ന് പറയണ്ടല്ലോ? പത്തു കാശ് കയ്യില്‍ ഉണ്ടെങ്കില്‍ എന്തെല്ലാം പുകിലുകള്‍! മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരുന്ന കന്യാകുമാരി ദേവസ്വം വക ഗോപാലന്‍ എന്ന ആന ഇടഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റ സംഭവവും ആരും മറന്നിട്ടില്ല. പേരില്‍ സൗന്ദര്യമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ ഒരു അമരക്കാരന്‍ പറഞ്ഞത് ഇതാണ് തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌ ആയിക്കൊള്ളു സുഹൃത്തേ, അതിനു പൊരിവെയിലത്ത് ഈ പാവങ്ങളെ എഴുന്നള്ളിച്ചു നിര്‍ത്തണോ പിന്നെ അദ്ദേഹത്തിന്‍റെ മറ്റൊരു നിര്‍ദേശം: വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എഴുന്നള്ളിക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. എന്തൊരു കഷ്ടപ്പാട്! എന്നാലും അതുങ്ങളെ വെറുതെ വിടില്ല എന്ന് തന്നെ. ടൂറിസം സാധ്യതകള്‍ ആണ് ഇതിന്റെ മുഖ്യലക്‌ഷ്യം എന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും. മനുഷ്യന്‍ കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്ന് തന്നെയാണ് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഉത്സവങ്ങളും, പെരുന്നാളുകളും, പൂരങ്ങളും. ചൂട് തീരെ സഹിക്കാന്‍ പറ്റാത്ത ഒരു ജീവിയാണ് ആന. വിയര്‍പ്പുഗ്രന്ധികള്‍ കുറവായതിനാലോ മറ്റോ ആവാം അത്. അതൊക്കെ ശാസ്ത്രീയ വശങ്ങള്‍. അതുകൊണ്ടാണ് മൂപ്പര്‍ ഇടയ്ക്കിടെ തനിയെ മണ്ണോ, ചെളിയോ, വെള്ളമോ വാരി അഭിഷേകം നടത്തുന്നത്. ആ പാവത്തിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ദേവപ്രീതിക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. ചൂട് സഹിക്കാനാവാതെ പുള്ളിക്കാരന്‍ ചെവിയാട്ടുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിഡ്ഢികള്‍ കരുതുന്നത്, അവന്‍ മട്ടന്നൂരിന്റെ തായമ്പക ആസ്വദിക്കുകയാണെന്നാണ്. ഇക്കാര്യം ഞാന്‍ ഈയിടെ എന്റെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്നോട് കയര്‍ത്തു. എന്താ ഹേ? ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാര്യത്തെ പറ്റിയാണോ താന്‍ ഇങ്ങനെ സംസാരിക്കുന്നത്? ആനകളും, വെടിക്കെട്ടും ഇല്ലാത്ത എന്ത് പൂരമാ? അതൊക്കെ കാണാന്‍ എന്തുമാത്രം ടൂറിസ്റ്റുകള്‍ ആണെന്നോ വന്നെത്തുന്നത്? കഷ്ടം! വര്ഷം മുഴുവന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലും, കോവളത്തും, ആലപ്പുഴയിലും ആനയെ നിര്‍ത്തിയും, വെടിക്കെട്ട് നടത്തിയുമാണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്? എന്നാല്‍ ഇപ്പോഴുള്ള പൂരങ്ങളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും, വെടിക്കെട്ട്‌, കമ്പം എന്നിവ ഒരുതരം ബോംബ്‌ സ്ഫോടനം തന്നെയാണെന്ന് പറയാതെ വയ്യ. ചിരട്ടയ്ക്ക് പകരം ലോഹം ഉപയോഗിച്ചാല്‍ അത് ഉഗ്രശേഷിയുള്ള ബോംബുകള്‍ തന്നെയാണ്. ഈ വെടിക്കെട്ടുകള്‍ക്ക് ഉഗ്രസ്ഫോടനശബ്ദം ഉണ്ടാക്കുവാന്‍ പൊട്ടാഷ്യം ക്ലോറൈഡ് വരെ ഉപയോഗിക്കുന്നതായി കേട്ടിരിക്കുന്നു. ചെകിടടപ്പിക്കുന്ന ഇത്തരം പേക്കൂത്തുകളും അവസാനിപ്പിക്കണം. വികസിതരാജ്യങ്ങളില്‍ ശബ്ദങ്ങള്‍ക്ക് വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടെ ശബ്ദം കൂടുതല്‍ ഉള്ള വിമാനങ്ങള്‍ക്ക് പോലും സര്‍ച്ചാര്‍ജ്‌ ഏര്‍പ്പെടുത്തുന്നു. ആ നാട്ടില്‍ നിന്നും വരുന്നവര്‍ക്കുവേണ്ടി ഉഗ്രസ്ഫോടനങ്ങള്‍ നടത്തുക എന്ന് വച്ചാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തന്നെ. വിദേശരാജ്യങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളും, വെടിക്കെട്ടുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ലേസര്‍ ഷോയ്ക്കും മറ്റും വഴിമാറിയിരിക്കുന്നു. പിന്നെ നമ്മുടെ പ്രാകൃതമായ വെടിക്കെട്ട്‌ കാണാന്‍ വിദേശികള്‍ എത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാണെന്ന് പറയാതെ വയ്യ. സിഡ്നിയില്‍ പുതുവര്‍ഷത്തിലും, അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തിലും "Fireworks" നടക്കാറുണ്ട്. നമ്മുടെ പൂരങ്ങളില്‍ നടക്കുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ നയനാനന്ദകരമായി തന്നെ. അവിടെ വെടിക്കെട്ടിനെക്കാള്‍ ഉയരത്തില്‍, സംഗീതവും, ആരവങ്ങളും കേള്‍ക്കാം. അതില്‍നിന്നും മനസ്സിലാകുന്നത് എത്രമാത്രം ശബ്ദം കുറച്ചാണ് അവര്‍ അത് നടത്തുന്നത് എന്നാണു. പ്രാകൃതമായ ഈ വെടിക്കെട്ട്‌ നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. അവരുടെയൊക്കെ കണക്ക് ആര് നോക്കാന്‍! പാലക്കാട് തൃത്താല മേഴത്തൂരിനടുത്തു മുടവന്നൂര്‍ ചെങ്കല്‍ ക്വാറിക്ക് അടുത്തുള്ള പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ചു മരിച്ചത് അഞ്ചുപേര്‍ ആണ്. കോഴിക്കോട് മിട്ടായി തെരുവിലാണെങ്കില്‍ പൊലിഞ്ഞത് ഏഴു ജീവനുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും. ഉത്സവങ്ങളും, പൂരങ്ങളും, പെരുന്നാളുകളും നടക്കട്ടെ. എത്ര മെരുക്കി എടുത്താലും ആന ഒരു വന്യ മൃഗം തന്നെയാണ്. ആയിരങ്ങള്‍ കൂടുന്ന ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക്‌ ഭീഷണി ആയേക്കാവുന്ന ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കണം. പ്രകൃതിക്കും, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്കും, ജീവനും, ശരീരത്തിനും, നിര്മ്മിതികള്‍ക്കും കേടു വരുത്തുന്ന രീതിയില്‍ ഉള്ള ഉഗ്ര ശബ്ദ സ്ഫോടനങ്ങളും ഒഴിവാക്കണം. പാരമ്പര്യങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവര്‍ത്തിയില്‍ വരുത്തുക. എന്നിട്ട് ഉദ്ഘോഷിക്കുക ഞങ്ങള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്". "ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട്‌ നടക്കാറുണ്ടിവിടേ അതേ, ഹൃദയത്തില്‍ നല്ലൊരു ഹൃദയം നമുക്കുണ്ടെങ്കില്‍ ആനയും, വെടിക്കെട്ടും ഇല്ലാതെ തന്നെ നമുക്ക് ആഘോഷങ്ങള്‍ നടത്താം. കിനാലൂരില്‍ എന്താണ് സംഭവിക്കുന്നത്‌? നമുക്ക് കിട്ടുന്ന ചിത്രങ്ങള്‍ സത്യമാണോ? പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില നുണകളെ സത്യമായി അവതരിപ്പിക്കുന്നു. നാമത് വാരി വലിച്ചു വിഴുങ്ങുന്നു. ആരോടും ഒന്നും മിണ്ടാതെ അതൊക്കെ സര്‍വ സാധാരണം എന്ന മട്ടില്‍ നാം അടുത്ത വാര്‍ത്തക്കായി കാതോര്‍ക്കുന്നു. പോലീസിന്റെ അടി ഭയന്ന് ഓടി പോകുന്ന വൃദ്ധന്‍ തട്ടി വീഴുന്നത്, കല്ലില്‍ തലയിടിച്ചു ചോര വാര്‍ന്നു വീഴുന്നത്. ആ രംഗം പോലീസിന്റെ അക്രമമായി വായിക്കാന്‍ പ്രേരിപ്പിക്കുന്നു. നാം എന്നും നുണകള്‍ വെട്ടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ജനത. ഈ ലോകം എങ്ങനെയെന്നു നാം അറിയരുതെന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. വീണുകിട്ടുന്നത്‌ ചിന്തക്ക് ഇടം കൊടുക്കാതെ വെട്ടി വിഴുങ്ങുക. പുതിയ ലോക ക്രമം അങ്ങനെയാണ്. നാം എങ്ങനെ ആകണമെന്ന് നാമല്ല തീരുമാനിക്കുന്നത്. എം.കെ.മുനീര്‍ മന്ത്രി ആയിരിക്കേ, കേരളത്തെ രണ്ടായി പകുത്തു എക്സ്പ്രസ് ഹൈവേ പണിയാന്‍ തിടുക്കം കൂട്ടി. അതിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുണ്ടായി. അതിനു മുമ്പ്, കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കേ, നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിന് വേണ്ടി മുന്നിട്ടിറങ്ങി, അതിനെ എതിര്‍ത്തു സഖാവ് ശര്‍മ അങ്ങനെ ഒരു എയര്‍പ്പോര്‍ട്ട് വരികയാണെങ്കില്‍ തന്റെ നെഞ്ചില്‍ കൂടിയേ വിമാനം ഇറക്കാന്‍ ആകൂ എന്ന് ഗീര്‍വാണം മുഴക്കി. അതേ ശര്‍മ മന്ത്രി ആയിരിക്കെ എയര്‍പ്പോര്‍ട്ട് ഉദ്ഘാടനം ചെയ്യാനെത്തി. വികസനം വേണ്ട എന്നല്ല, വികസനം വേണം. ഏതൊരു വികസനവും വരുമ്പോള്‍ അതിന്റെ പ്രയോജനം ഏറ്റവും താഴെ തട്ടില്‍ വരെ എത്തുക തന്നെ വേണം. എന്ന് കരുതി ഒരു വികസനവും പ്രകൃതിയെ തകര്‍ത്ത് കൊണ്ടാകരുത്. യാതൊന്നും തനിയെ നിലനില്‍ക്കുന്നില്ല എന്നോര്‍ക്കുക. ഒന്നിന്റെത് മറ്റൊന്നിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചു കൊണ്ടാണ്. കാലം പോകുന്നു. നുണകള്‍, ശരിയായി വായിക്കപ്പെടുന്നു. പുതു സംഭവങ്ങള്‍ പഴയ സംഭവത്തെ മറവിയിലേക്ക് തള്ളുന്നു. ഇവിടെ എന്നല്ല ലോകത്ത് ഒരിടത്തും പ്രശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ല. ഒരു പ്രശ്നം മറ്റൊരു പ്രശനത്താല്‍ കുഴിച്ചു മൂടപ്പെടുകയാണ്. പക്ഷെ കിനാലൂരില്‍ നടക്കുന്നത് എന്താണ്? ഓരോരുത്തര്‍ക്കും അവരുടെതായ നിലപാടിനോത്തു ഓരോ അഭിപ്രായമുണ്ട്. അതു സാമ്പത്തികം ആകാം, രാഷ്ട്രീയം ആകാം. പക്ഷെ മനുഷ്യ പക്ഷത്തു നിന്നും സംസാരിക്കാന്‍ എത്ര പേരുണ്ട്? ഒന്നോര്‍ക്കേണ്ടതുണ്ട്, മനുഷ്യന്റെ ജീവജാലങ്ങളുടെ പ്രകൃതിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നതിനെ എതിര്‍ക്കാത്ത യാതൊരു രചനയും ശരിയായ പാതയിലുള്ളതല്ല. അതു നുണകളുടെ പ്രചാരണം എന്നേ കരുതാനാവൂ. പ്രമുഖ കോണ്ഗ്രസ് നേതാവിനോട് അന്വേഷിച്ചപ്പോള്‍ അറിയാനായത്, കഴിഞ്ഞ കോണ്ഗ്രസ് ഭരണ കാലത്താണ് അങ്ങനെ ഒരു പദ്ധതി രൂപപ്പെടുന്നതെന്നും അന്ന് സി.പി.എം അത് തുരങ്കം വയ്ക്കുകയാണ് ഉണ്ടായതെന്നുമാണ്. അദ്ദേഹം തുടരുന്നു, കിനാലൂരില്‍ അക്രമം ഉണ്ടാകും മുമ്പ്, അതായത് അഞ്ചു മാസം മുമ്പ് കോഴിക്കോട് കളക്റ്ററേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിഷയം സമര സമിതിയുമായി ചര്‍ച്ച ചെയ്തു മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യവസായ മത്രി ഉറപ്പു നല്‍കിയത്. എന്നാല്‍ ആ ഉറപ്പു കാറ്റില്‍ പറത്തിയാണ് മേയ് ആറാം തീയതി സര്‍വേ നടപടികളിലേക്ക് ബന്ധപ്പെട്ടവര്‍ നീങ്ങിയത്. അതെന്തുമാകട്ടെ, വന്‍ വ്യവസായം വരുമെന്ന വാഗ്ദാനത്തോടെയാണ്‌ കിനാലൂരില്‍ സ്ഥലം ഏറ്റെടുത്തത്. ഒരു പ്രദേശം വികസിക്കും എന്ന് കേള്‍ക്കുമ്പോള്‍ പരിസരങ്ങളില്‍ ഉള്ളവരുടെയും സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ന്നിരിക്കാം. ഏതൊരു വികസനവും പരിസരങ്ങള്‍ക്ക് ഉയര്‍ച്ച വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്റ്റെറ്റ് ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ചു പല പദ്ദതികളും പ്രഖ്യാപിച്ചു. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ മലേഷ്യന്‍ സ്ഥാപനമായ സി.ഐ.ഡി.യുമായി ധാരണ പത്രം ഒപ്പിട്ടത് മുതലാണ്‌ കോഴിക്കോട് നിന്നും കിനാലൂരിലേക്ക് നാല് വരി പാത നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതെന്ന് കേള്‍ക്കുന്നു. എന്നാല്‍ അവരുമായി ഒപ്പ് വച്ച ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. ഉദ്ദേശിച്ച പദ്ധതികള്‍ നടക്കാത്ത സാഹചര്യത്തില്‍ നാല് വരിപ്പാതയുടെ പ്രസക്തി എന്ത് പണ്ടൊക്കെ വികസനം കൊണ്ട് വരുന്നത് ജന പ്രധിനിതികള്‍ ആയിരുന്നു. സ്ഥിതി മാറി. ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ഏതൊരു പ്രദേശത്തിന്റെയും വികസനം നിശ്ചയിക്കുന്നത് ഭൂമാഫിയയാണ്. അതുകൊണ്ട് തന്നെ അത്തരം വികസനത്തിന് പിന്നിലെ ഗൂഡ ലക്‌ഷ്യം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നേട്ടം കൊയ്യുന്നത് ഭൂമാഫിയ മാത്രമല്ല, അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കുന്ന ജനപ്രതിനിധികളും അതിന്റെ ഗുണം അനുഭവിക്കുന്നു. മലേഷ്യന്‍ കമ്പനി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങിയിരുന്നു യഥാ സമയം റോഡു ഉണ്ടാവാത്ത സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കരാറില്‍ നിന്നും പിന്മാറി. തുടര്‍ന്ന് എഴുപതു ഏക്കറില്‍ ചെരുപ്പ് കമ്പനികളും അമ്പതു ഏക്കറില്‍ ഭക്ഷ്യ സംസ്കരണ പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശേഷിക്കുന്ന സ്ഥലത്ത് രാസല്‍ ഖൈമയിലെ വ്യവസായ നിക്ഷേപ അതോറിറ്റി മെഡിക്കല്‍ സിറ്റി സ്ഥാപിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഭീമന്‍ കണ്ടൈനര്‍ ഒന്നും സഞ്ചരിക്കാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് നാല് വരി പാതയുടെ ആവശ്യം ഇല്ലെന്നിരിക്കെ അങ്ങനെ ഒരു നീക്കത്തിന് പിന്നിലുള്ള ചേതോ വികാരം എന്താവാം? ജനത്തിനു അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ബാധ്യസ്തമായ സര്‍ക്കാര്‍, സൌകര്യങ്ങള്‍ നല്‍കാതിരിക്കുന്നത് പോകട്ടെ നിലവിലുള്ള ജീവിതാവസ്ഥ തകിടം മറിക്കുന്നത് നീതീകരിക്കാന്‍ ആവില്ല. എളമരം കരീമിനോ ഫാരിസ് അബു ബക്കറിനോ സമരത്തില്‍ ഇടപെടുന്ന സംഘടനാ നേതൃത്വങ്ങള്‍ക്കോ ഒന്നും നഷ്ടപ്പെടാനില്ല. ഏതൊരു കെടുതിയുടെയും ദുരന്തത്തിന്റെയും ആദ്യാവസാന ഇര സാധാരണക്കാര്‍ ആയിരിക്കെ, അങ്ങനെ ഒരു അലിഖിത നിയമം ഉണ്ടായിരിക്കെ, എവിടത്തെയും പോലെ കിനാലൂരിലും എല്ലാം അനുഭവിക്കേണ്ടത് സാധാരണക്കാരില്‍ സാധാരണക്കാര്‍. അത്തരം ജനതയ്ക്ക് വേണ്ടാത്ത വികസനം കൊണ്ട് വരുന്നത് ആരുടെ കീശ വീര്‍പ്പിക്കാനാണ്? നമ്മുടെ രാഷ്ട്രീയം കേവലം കീശ വീര്‍പ്പിക്കുന്നതിലേക്ക് ഒതുങ്ങുന്നിടത്താണ് അരാജകത്വത്തിന്റെ പിറവി. ഇനി മറ്റൊന്ന് ലാത്തി ചാര്‍ജു നടക്കുന്നത് ടെലിവിഷന്‍ ചാനലില്‍ കാണിച്ചു കൊണ്ടിരിക്കെ, പതിവുള്ള ചര്‍ച്ചയില്‍ മേയ് ആറ് രണ്ടായിരത്തി പത്ത് പി.സി. ജോര്‍ജ് എം.എല്‍.എ യുടെ സംസാരം ശ്രദ്ധേയമാണ് മുസ്ലീം സ്ത്രീകളെ, പര്‍ദയിട്ട മുസ്ലീം സ്ത്രീകളെയാണ് പോലീസ് തല്ലി ചതക്കുന്നത് അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്. കിനാലൂര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശം ആയതു കൊണ്ട് പങ്കെടുത്തവരില്‍ കൂടുതലും മുസ്ലീങ്ങള്‍ ആകുന്നതു സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് തല്ലു കൊള്ളുന്നതും സ്വാഭാവികം. എന്നാല്‍ ആ പോലീസ് നടപടിയെ, മുസ്ലീം സമുദായത്തിന് എതിരെയുള്ള നീക്കമായി ചിത്രീകരിക്കാന്‍ അദ്ധേഹത്തിന്റെ വാക്കുകളിലൂടെ നീക്കം നടക്കുന്നതായി തോന്നുന്നു. ന്യൂന പക്ഷ സമുദായത്തെ സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് എതിരാക്കാനുള്ള ശ്രമം. തിരഞ്ഞെടുപ്പ് വരികയല്ലേ, ആ വഴിക്ക് ചില്വാനം വോട്ടു കിട്ടിയാല്‍ കൊള്ളാം എന്നാവും. കിനാലൂരില്‍ എന്ത് സംഭവിച്ചു, എന്താണ് സംഭവിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ തികച്ചും അസുഖകരം ആയേക്കാവുന്ന ഒരവസ്ഥയിലേക്കു കിനാലൂരിനെയും മറ്റു പ്രദേശങ്ങളെയും എത്തിക്കാന്‍ അണിയറയില്‍ നേരത്തെ തീരുമാനിക്കപ്പെട്ടോ? നമുക്കൊന്നും അറിയില്ല, അത് അറിയുകയുമില്ല. മാധ്യമങ്ങള്‍ അവരുടെ നിലപാടിന് ഒത്തു അച്ചു നിരത്തുന്നു. സര്‍ക്കാര്‍, അവരുടെ ഭാഗം പറയുന്നു. പ്രതിപക്ഷം അവരുടെയും. ഒരു പോലീസ് ഉധ്യോഗസ്ഥന്റെ അഭിപ്രായം ശ്രദ്ധിക്കുക നാലുവരി പാത കടന്നു പോകുന്നത് ഏതാനും സമ്പന്നരുടെ ഏക്കര്‍ കണക്കിന് ഭൂമി പകുത്തു കൊണ്ടാണ്. ആ സമ്പന്നരാണ് സമരത്തിനു പിന്നില്‍ നാം ആരെയാണ് വിശ്വസിക്കേണ്ടത്? നമുക്ക് നമ്മെ പോലും വിശ്വാസം ഇല്ലാതായിരിക്കുന്നു. എന്നാല്‍ ഇവിടെ വികസന വിരുദ്ധമെന്നോ വികസനത്തിന് അനുകൂലമെന്നോ തട്ടുകള്‍ ഉണ്ടാകുന്നു. ഇടതും വലതും പക്ഷങ്ങള്‍. വ്യവസായ പക്ഷങ്ങള്‍. വ്യവസായികള്‍ക്ക് വേണ്ടി, സര്‍ക്കാരിന് വേണ്ടി, സമരക്കാര്‍ക്ക് വേണ്ടി ഒക്കെ സംസാരിക്കാന്‍ ആളുണ്ട്. പക്ഷെ സാധാരണക്കാര്‍ക്ക് വേണ്ടി, പ്രകൃതി സമ്പത്ത് സംരക്ഷിക്കപ്പെടാന്‍ വേണ്ടി എങ്ങുനിന്നും സംസാരം ഇല്ലാതെയാകുന്നു. കിനാലൂരിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സ്ഥലം മറ്റൊരു നന്ദിഗ്രാം ആക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സാമ്രാജ്യത്വത്തിന് രണ്ടു ഇരകള്‍ കിട്ടും. ഒന്ന് ഇടതു പക്ഷവും രണ്ടാമതായി മുസ്ലീം സമുദായവും. ഏക്കര്‍ കണക്കിന് സ്ഥലം നാല് വരിപ്പാതക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ഏക്കര്‍ കണക്കിന് വയലുകളും തണ്ണീര്‍ തടങ്ങളും നഷ്ടമാകും എന്നത് ദൂര വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും എന്നിരിക്കെ, നാം അത് ശ്രദ്ധിക്കാതെ പോകുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? നമ്മുടെ പ്രകൃതി സമ്പത്ത് നശിപ്പിച്ചു കൊണ്ടുള്ള, അടിസ്ഥാന വര്‍ഗത്തെ മറന്നുകൊണ്ടുള്ള ഒരു വികസന മാതൃക ഇനിയെങ്കിലും ഉപേക്ഷിക്കപ്പെടെണ്ടതാണ്. നാലുവരിപ്പാതയുടെയും വന്‍ വ്യവസായത്തിന്റെയും ഗുണ ഫലം അനുഭവിക്കുന്നത് ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അല്ല എന്നിരിക്കെ, ഈ വികസനം വന്‍ വ്യവസായികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് എന്ന് ഉറപ്പിച്ചു പറയാം. ഇത് വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ, ഏതൊരു കെടുതിയുടേയും വറുതിയുടേയും ദുരന്തത്തിന്റെയും ആദ്യാവസാന ഇരകള്‍ സാധാരണക്കാര്‍ മാത്രമാണ്. സാധാരണക്കാരുടെ അവകാശം സ്ഥാപിക്കപ്പെടാതെയുള്ള ഏതൊരു പദ്ധതിയും ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. നൈലിന്റെ തീരങ്ങളിലൂടെ ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4 ഭാഗം 5 ലോകത്തിലെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച മ്യൂസിയങ്ങളില്‍ ഒന്നാണ് കെയിറോ മ്യൂസിയം. ഏതാണ്ട് രണ്ടു ലക്ഷത്തി അന്‍പതിനായിരത്തില്പരം പുരാതന വസ്തുക്കളും, അമൂല്യമായ രത്നങ്ങളും, മനോഹരമായ അലബാസ്കര്‍ ശിലയില്‍ ഉണ്ടാക്കിയ ശില്പങ്ങളും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മമ്മികളും ശേഖരിച്ചു വച്ചിരിക്കുന്ന അതി ബൃഹത്തായ ഒരു കെട്ടിട സമുച്ചയത്തിന്റെ മുന്‍പിലാണ് ഞങ്ങള്‍ വന്നിറങ്ങിയത്. റോഡിനിരുവശവും ടൂറിസ്റ്റു ബസ്സുകള്‍ നിര നിരയായി നിര്‍ത്തിയിരിന്നു. കറുത്ത യൂണിഫോം ധരിച്ച ടൂറിസ്റ്റ് പോലീസുകാര്‍ കവാടത്തില്‍ കാവല്‍ നില്‍ക്കുന്നു. ഞങ്ങള്‍ ചെന്നിറങ്ങി നൊടിയിടനേരം കൊണ്ട്, അഹ്മദ് പ്രവേശന ടിക്കറ്റുമായി എത്തി. 50 ഈജിപ്ഷ്യന്‍ പൗണ്ട് ആണ് ഫീസ്. പ്രധാന കവാടം കടന്നാല്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന കുളം. അതില്‍ നിറയെ ആമ്പല്‍ ചെടികള്‍. പിന്നില്‍ പിങ്കു നിറത്തിലുള്ള വലിയ മതിലും അതിലൊരു കൂറ്റന്‍ പ്രവേശന കവാടവും. കെട്ടിടത്തിനു ചുറ്റും ധാരാളം സഞ്ചാരികള്‍ വിശ്രമിക്കുണ്ടായിരുന്നു. വിദേശികളല്ലാതെ ഒരൊറ്റ ഈജിപ്റ്റുകാരനും അവിടെ എങ്ങും ഉണ്ടായിരുന്നില്ല. മ്യൂസിയത്തിനകത്ത് ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല എന്നു കാവല്‍ക്കാര്‍ അറിയിച്ചു. ഇത്രയും ബൃഹത്തായ ഒരു പുരാവസ്തു ശേഖരത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാത്തതില്‍ വിഷമം തോന്നി. എങ്കിലും മറ്റു പോം‌വഴികളില്ലായിരുന്നു. 1984 വരെ സന്ദര്‍ശകര്‍ക്കു ഫോട്ടോ എടുക്കുവാനുള്ള അനുവാദം ഉണ്ടായിരുന്നുവത്രേ. എന്നാല്‍ ഇപ്പോള്‍ ഈജിപ്റ്റില്‍ മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയത്തിലും ക്യാമറ ഉപയോഗിക്കാന്‍ അനുവാദമില്ല. ബിസി 3100 ലെ ആദ്യ ഫറവോ രാജവംശം മുതല്‍, ബിസി 335 വരെ 31 രാജവംശങ്ങളിലായി, ഏതാണ്ട് 171 ഫറവോമാര്‍ ഈജിപ്റ്റ് ഭരിച്ചിട്ടുണ്ട്. ഈ നീണ്ട കാലയളവിലെ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്ന ഒരു അപൂര്‍വ്വ പുരാവസ്തു ശേഖരമാണ് കെയിറോ മ്യൂസിയം ഞങ്ങള്‍ അകത്തു പ്രവേശിച്ചു. വലിയ ഒരു എന്ട്രന്‍സ് ഫോയര്‍ ഇടതു വശത്തേയ്ക്കുള്ള വാതിലിലൂടെ അഹമദ് ഞങ്ങളെ അകത്തേയ്ക്കു കൊണ്ടു പോയി. ഒരു വലിയ ഹാള്‍. അതില്‍ നിറയെ ഫറവോമാരുടെ ശില്പങ്ങള്‍. ഏതോ പുരാതന ലോകത്തില്‍ അകപ്പെട്ട പ്രതീതി. പരിചിതമല്ലാത്ത രൂപത്തിലും വലിപ്പത്തിലുമുള്ള കൂറ്റന്‍ പ്രതിമകള്‍ നിരത്തി വച്ചിരിക്കുന്നു. കൂടാതെ ചില്ലു കൂട്ടിനുള്ളില്‍ തകര്‍ന്ന ശിലാഖണ്ഡങ്ങള്‍ വേരെയും.എല്ലാ ശിലകളിലും ഹീരോഗ്ലിഫിക്സില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചിരിക്കുന്നു. ഓരോ ശില്പത്തിന്റേയും മുന്‍പില്‍ ഓരോ ചെറിയ കൂട്ടം സഞ്ചാരികള്‍. ചിലര്‍ പേപ്പറും പേനയുമായി പലതും കുറിച്ചെടുക്കുന്നു. വലിയ ഗ്രൂപ്പുകളെ നയിക്കുന്ന ഗൈഡുകള്‍ മൈക്രോ ഫോണ്‍ ഘടിപ്പിച്ച ഹെഡ് സെറ്റിലൂടെ പല ഭാഷകളില്‍ ഓരോ ശില്‍പ്പത്തേയും കുറിച്ചു വിവരിച്ചുകൊണ്ടിരിക്കുന്നു. ഗ്രൂപ്പിലുള്ള എല്ലാവരുടെയും ചെവിയില്‍, വയര്‍ലസ് ഈയര്‍ഫോണ്‍ തിരുകി വച്ചിരിക്കുന്നു. ഓരോ ഗൈഡും വിശദീകരിക്കുന്നതു മറ്റു ഗ്രൂപ്പുകര്‍ക്ക് അസൌകര്യമാവാതിരിക്കാന്‍ ഈ സംവിധാനം വളരെ നല്ലതായിതോന്നി. മ്യൂസിയം കെട്ടിടം രണ്ടു നിലകളാണ്. താഴത്തെ നിലയില്‍ പിരമിഡുകളില്‍ നിന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുത്തവയും ആയ ശില്‍പങ്ങളായിരുന്നു പ്രധാനമായിട്ടും ഉണ്ടായിരുന്നത്. അയ്യായിരത്തോളം വര്‍ഷം വരെ പഴക്കമുള്ള ശില്പങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഒരോ പ്രതിമയും ഏതു കാലഘട്ടത്തിലേതാണെന്നും, ഏതു രാജവംശത്തിലേ ഫറവോയാണെന്നും, ഒക്കെ അഹ്മെദ് ഞങ്ങള്‍ക്കും വിശദീകരിച്ചു തന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയിലും പാണ്ഡിത്യത്തിലും ഞങ്ങള്‍ അല്‍ഭുതപ്പെട്ടു. കുറെ സമയം ചിലവഴിച്ചപ്പോഴേയ്ക്കും ഞങ്ങള്‍ക്കു മടുപ്പു തോന്നി. ഒരു പക്ഷേ, ചരിത്ര വിദ്യര്‍ത്ഥികക്കും, ഗവേഷകര്‍ക്കും, കൂടുതല്‍ പ്രയോജനപ്രദമായേക്കാവുന്ന വിവരണങ്ങളാണ് ഗൈഡു പകര്‍ന്നു തന്നുകൊണ്ടിരുന്നത്. ഞങ്ങളുടെ താല്പര്യക്കുറവു മനസിലാക്കിയ അഹ്മദ് മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി. കൂടുതല്‍ കൌതുകകരങ്ങളായ വസ്തുക്കളായിരുന്നു മുകളിലത്തെ നിലയില്‍. ഫറവോമാര്‍ ഉപയോഗിച്ചിരുന്ന തങ്ക രഥങ്ങള്‍, സ്വര്‍ണ കസേരകള്‍, മമ്മിഫിക്കേഷനുവേണ്ടി ഉപയോഗിക്കുന്ന പ്രത്യേകതരം കട്ടിലുകള്‍, പിന്നെ, മമ്മികള്‍ എല്ലാം ഒന്നാം നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മറ്റൊരു പ്രധാന ആകര്‍ഷണം ടുട്ടാങ്കാമൂന്‍ ഫറവോയുടെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്ത അതി മനോഹരമായ മുഖാവരണവും, അമൂല്യങ്ങളായി നിധികളും സൂക്ഷിച്ചിരുന്ന ഹാള്‍ ആയിരുന്നു. പതിനെട്ടാം രാജവംശത്തില്‍ ജീവിച്ചിരുന്ന ഫറവോ ആയിരുന്നു ടുട്ടാങ്കാമൂന്‍. 1922 ലുക്സ്സര്‍ പട്ടണത്തിലെ രാജാക്കന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലത്തു നിന്നുമാണ് ടുട്ടാങ്കാമൂന്റെ ശവകുടീരം കണ്ടെടുത്തത്. വിലപിടിച്ച രത്നങ്ങളുടേയും സ്വര്‍ണ്ണത്തിന്റേയും ഒരു വന്‍ശേഖരം ആ ശവകുടീരത്തില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. ടുട്ടാങ്കാമോന്‍, ഫറവോ ആയി അധികാരത്തില്‍ എത്തുന്നത് തന്റെ ഒന്പതാമത്തെ വയസ്സില്‍ ആയിരുന്നു. 18 വയസ്സുവരെ മാത്രമേ ആ നിര്‍ഭാഗ്യവാന് ആയുസ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഫറവോ രാജഭരണത്തിന്റെ സുവര്‍ണ്ണകാലം എന്നു വിശേഷിപ്പിക്കുന്ന 18-ആം രാജവംശത്തിലെ അതി സമ്പന്നനായിരുന്ന ടുട്ട് ഈജിപ്ഷ്യന്‍ ദേവനായ ആമോന്റെ അവതാരവും ആണെന്നു വിശ്വസിച്ചിരുന്നു. ടുട്ടിന്റെ മമ്മിയുടെ സി. റ്റി. സ്കാന്‍ റിപ്പോര്‍ട്ടും മറ്റു ശില്പങ്ങളില്‍ നിന്നും ലഭിച്ച സൂചനകളും വച്ച് ടുട്ടുവിന്റെ ഏകദേശരൂപം നിര്‍മ്മിക്കപ്പെടുകയുണ്ടായി. നാഷണല്‍ ജിയോഗ്രഫിക്കല്‍, ചാനല്‍ ടുട്ടുവിന്റെ ജീവതത്തെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും ഡോക്കുമെന്ററി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തായി ടുട്ടുവിന്റെ ശവകുടീരത്തില്‍ നിന്നു ലഭിച്ച വസ്തുക്കളുടെ എണ്പതിലധികം പ്രദര്‍ശനങ്ങള്‍ നടക്കുകയും ഏതാണ്ട് 80 ലക്ഷം, സന്ദര്‍ശകര്‍ അതു കാണുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ ഫറവോമാരില്‍ ഏറ്റവും പ്രശസ്തി നേടിയ രാജാവും ടുട്ടു തന്നെ. ടുട്ടാങ്കാമൂന്റെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്ന നാലു ഭരണികളാണ് മുകളത്തെ ചിത്രം. മമ്മിഫിക്കേഷനു മുന്‍പ്, ശരീരത്തിലെ വിവിധ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് ഓരോ ഭരണിക്കുള്ളില്‍ നിക്ഷേപിക്കുമായിരുന്നു. ഓരോ അവയവങ്ങളുടെയും സൂക്ഷിപ്പുകാരന്‍ ഓരോ ദേവന്മാര്‍ ആണെന്നായിരുന്നു അവരുടെ വിശ്വാസം. അലഭാസ്കര്‍ ശിലയില്‍ കൊത്തിയെടുക്കുന്ന ഓരോ ഭരണിയ്ക്കും അതാതു ദേവന്മാരുടെ രൂപങ്ങള്‍ കൊത്തിവച്ച മൂടികള്‍ ഉണ്ട്. ഒരിക്കല്‍ പുരാതന ഈജ്പ്റ്റിന്റെ സര്‍വ്വ അധികാരവും കൈയ്യാളിയിരുന്ന ഒരു രാജാവിന്റെ ദ്രവിച്ച ആന്തരിക അവയവങ്ങളാണ് ഈ ശിലാഭരണികള്‍ നിശബ്ദമായി ഉറങ്ങുന്നത്. മനുഷ്യനും ദൈവത്തിനും കിട്ടാവുന്ന സര്‍വ്വ വിധ ബഹുമാനങ്ങളോടും കൂടി ഒരു കാലത്ത് ഈ ഭൂമിയില്‍ ജീവിച്ചവരുടെ ദ്രവിച്ച ശരീരങ്ങളുറങ്ങുന്ന കയിറോ മ്യൂസിയത്തില്‍കൂടെ സഞ്ചരിക്കുമ്പോള്‍, ജീവിതത്തിന്റെ നൈമിഷികതെയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. അവരാരും ചെറിയ മനുഷ്യര്‍ ആയിരുന്നില്ല. മരിച്ച് അയ്യായിരം വര്‍ഷം പിന്നിട്ടിട്ടും,ഇന്നും അവര്‍ഓര്‍മ്മിക്കപ്പെടുന്നു, അവര്‍ ചരിത്രത്തില്‍ ശേഷിപ്പിച്ച മായാത്ത മുദ്രകള്‍ അന്വേഷണ കുതുകികളെ ഇന്നും അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിന്നു. ടുട്ടുങ്കാമോന്റെ കുടീരത്തില്‍ നിന്നും ലഭിച്ച ശില്പഭംഗിയുള്ള ഈ പാത്രത്തിലാണ് സുഗന്ധ വസ്തുക്കള്‍ ഇട്ടു വച്ചിരുന്നത്. ഫറവോമാരുടെ രാജകീയ സിംഹാസനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഹാളിലേയ്ക്കു ഞങ്ങള്‍ പ്രവേശിച്ചു. തനി തങ്കത്തില്‍ പൊതിഞ്ഞ ഇരിപ്പിടങ്ങള്‍. ആരേയും അതിശയിപ്പികുന്ന കൊത്തുപണികള്‍. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള രഥമായിരുന്നു അടുത്തത്. ചാട്ടവാര്‍ ചുഴറ്റി, ഈജിപ്റ്റിന്റെ രാജ വീഥികളിലൂടെ പടയാളികളുടെ അകമ്പടിയില്‍ ഫറവോമാര്‍ കടന്നു പോകുന്നത് സങ്കല്‍പ്പിച്ചു നോക്കി. സ്വര്‍ണ്ണം പൊതിഞ്ഞ ഒരു കൂറ്റന്‍ പേടകത്തിനു മുന്‍പില്‍ ഞങ്ങള്‍ എത്തി. ഈര്‍പ്പവും ചൂടും, കടക്കാതെ മമ്മിയെവഹിക്കുന്ന പെട്ടി സംസ്കരിക്കുന്ന പേടകമായിരുന്നു അത്. അനൂബിസിന്റേയും, ഓസിറസിന്റേയും, മമ്മിഫിക്കേഷന്‍ ചടങ്ങുകളുടേയും ചിത്രങ്ങളും, ഹീരോഗ്ലിഫിക്സില്‍ മറ്റനേകം വിവരങ്ങളും അതില്‍ കൊത്തി വച്ചിരിക്കുന്നു. വലിയ പെട്ടിയുടെ അകത്തു വയ്ക്കുന്ന ചെറിയ പെട്ടി ആയിരുന്നു അടുത്തത്. മമ്മിഫിക്കേഷനു ശേഷം ശീലയില്‍ പൊതിഞ്ഞ ശവവരീരം മനുഷ്യ രൂപത്തിലുള്ള പെട്ടിയില്‍ ആയിരുന്നു സംസ്ക്കരിക്കുന്നത്. ഈ പെട്ടിയാണ് മുകളിലുള്ള പേടകത്തില്‍ വയ്ക്കുന്നത്. അത്തരം ധാരാളം പെട്ടികള്‍ കണ്ണാടികൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഹാള്‍ ആയിരുന്നു ഞങ്ങള്‍ പിന്നീട് കണ്ടത്. പെട്ടിയുടെ പുറം സ്വര്‍ണ്ണം പൊതിഞ്ഞും, ചിത്രങ്ങള്‍ വരച്ചും കൊത്തുപണികള്‍ ചെയ്തും മനോഹരമാക്കിയിരിക്കുന്നു. മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന ഹാളിന്റെ കവാടത്തില്‍ എത്തി. മ്യൂസിയത്തില്‍ പ്രവേശിക്കുന്നതിനു ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും, മമ്മികള്‍ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക അറയില്‍ പ്രവേശിക്കുവാന്‍ 100 പൌണ്ടിന്റെ ടിക്കറ്റ് വീണ്ടും എടുക്കണമായിരുന്നു. ഞങ്ങള്‍ അകത്തുകടന്നു. സ്വര്‍ണ്ണക്കടയില്‍ വിവിധ മാതൃകകള്‍ ചില്ല് അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ, ഭിത്തിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ഫില്‍ പല വലിപ്പത്തിലുള്ള മമ്മികള്‍ ക്രമമായി അടുക്കി വച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടിനുള്ളില്‍ ശീലയില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ശവശരീരങ്ങള്‍ കാണുമ്പോള്‍, സന്ദര്‍ശകരുടെ മുഖത്ത് കൌതുകത്തേക്കാള്‍, ഭയവും അല്‍ഭുതവുമാണ് വിരിയുന്നത്. ഉഗ്രപ്രതാപികളായിരുന്ന ചക്രവര്‍ത്തിമാരാണ് ഈ കണ്ണാടിക്കൂടുകളില്‍ പ്രദര്‍ശന വസ്തുക്കളായി കിടക്കുന്നത്. ഇനിയും എത്രകാലും ഈ കൊച്ചു ഗ്രഹത്തില്‍ മനുഷ്യരുണ്ടാവും? സഹസ്രാബ്ദങ്ങള്‍ക്കൂ ശേഷം, നമ്മുടെ കൊച്ചുമക്കള്‍ നമ്മുടെ അസ്ഥികൂടങ്ങള്‍ കണ്ണാടികൂട്ടില്‍ ഇട്ടു വച്ചിട്ട്, ഒരു നാള്‍ ഇങ്ങനെ നോക്കി നില്‍ക്കുമായിരിക്കുമോ? അന്നു എന്തായിരിക്കും അവര്‍ ചിന്തിക്കുക? പല ഭ്രാന്തന്‍ ചിന്തകളും എന്റെ മനസിലൂടെ കടന്നു പോയി. ഈ മമ്മികള്‍ കണ്ടാല്‍ ഏതോ ദ്രവിച്ച മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുന്നതുപൊലെ തോന്നും. അല്ലെങ്കില്‍ തന്നെ മരിച്ചാല്‍ പിന്നെ ഫറവോ ആയിരുന്നെങ്കിലെന്ത്, ദരിദ്രനായിരുന്നെങ്കില്‍ എന്ത്! ഇത്തരം കാഴ്ചകള്‍ ഹൃസ്വമായ ജീവിതത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരിക്കില്ല. എത്ര വേഗമാണ് കാലം കടന്നു പോകുന്നത്. വിദ്യാഭ്യാസം കഴിഞ്ഞത് ഇന്നലെയാണെന്നു തോന്നും. പക്ഷേ, വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഒന്നും ചെയ്യുവാന്‍ സമയം കിട്ടിയില്ല. ശരിക്കു പറഞ്ഞാല്‍ ഇനി ആരോടും വഴക്കിടാനും പിണങ്ങിയിരിക്കാനും സമയമില്ല. ശരിക്കു ജീവിക്കുവാനുള്ള കാലം പോലും മുന്‍പിലില്ല. ഓരോന്നും പഠിച്ചു വരുമ്പോഴേക്കും പ്രയോഗിക്കാനുള്ള കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കും. കണ്ണാടി കൂട്ടിലേയ്ക്കു കയറിപറ്റുന്നതിനു മുന്‍പ്, എന്തെങ്കിലും ചെയ്യുവാനുണ്ടോ? ത്രീ ഇഡിയറ്റ്സിലെ ഗാനം ഓര്‍മ്മ വന്നു.. ഞങ്ങള്‍ ശരിക്കും ക്ഷീണിതരായിരുന്നു. ഐറിനും എഡ്വിനും എങ്ങിനെയെങ്കിലും ഹോട്ടലില്‍ എത്തിയാല്‍ മതി എന്നായി. പിന്നീട് അല്പം പോലും താമസിച്ചില്ല, അഹ്മദ് ഞങ്ങളെ തിരികെ ഗിസേയിലെ ഹോട്ടലില്‍ എത്തിച്ചു. അടുത്ത ദിവസം രാവിലെ അലക്സാണ്‍ഡ്രിയായിലേക്കു തിരിക്കണമെന്നും, മറ്റൊരു ഗൈഡ് ഞങ്ങള്‍ക്ക് വേണ്ടി അവിടെ കാത്തു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി പിന്നെ എന്നെങ്കിലും കാണാം എന്നു പറഞ്ഞ് അഹ്മദ് യാത്ര പിരിഞ്ഞപ്പോള്‍ ഒരു പഴയകാല സുഹൃത്ത് പിരിഞ്ഞു പോകുന്നതുപോലെ തോന്നി. ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തില്‍ ഇടം നേടുന്നത്. ബാഗില്‍ വസ്ത്രങ്ങളും മറ്റും എടുത്തു വച്ച് അടുത്ത യാത്രയ്ക്കു തയ്യാറായിട്ടാണ് ഉറങ്ങാന്‍ കിടന്നത്. കാരണം, അതി രാവിലെ തന്നെ 320 കി.മി. യാത്ര ചെയ്യുവാനുണ്ടായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത് സ്ഥിതിചെയ്യുന്ന മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേരിലുള്ള പട്ടണമായിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം. (ആദ്യത്തെ ഒരു ചിത്രം ഒഴികേ ബാക്കി എല്ലാ ചിത്രങ്ങളും, 1984-നു മുന്‍പ് എടുത്തവയും, ‍നെറ്റില്‍ നിന്നും ശേഖരിച്ചവും ആണ്.) നൈലിന്റെ തീരങ്ങളിലൂടെ ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4 ഭക്ഷണം കഴിഞ്ഞു ഇറങ്ങിയപ്പോഴേയ്ക്കും ഡ്രൈവറും അഹമ്മദും റെഡിയായി കാത്തു നിക്കുന്നുണ്ടായിരുന്നു. പല വട്ടം നിര്‍ബന്ധിച്ചിട്ടും അഹ്മദ് ഞങ്ങളൊടൊപ്പം അഹാരം കഴിച്ചില്ല. സമയം കളയാതെ ഞങ്ങള്‍ ഗിസേ പപ്പൈറസ് മ്യൂസിയത്തിലേക്കു തിരിച്ചു. ശരിക്കും പട്ടണത്തിന്റെ തിരക്കു മനസിലായതു അപ്പോള്‍ മാത്രമാണ്. ട്രാഫിക് നിയമങ്ങള്‍ ഒന്നും പാലിക്കാതെ മുട്ടി മുട്ടിപ്പോകുന്ന വാഹനങ്ങള്‍ നിരത്തിലൂടെ ഒഴുകകയാണ്. എങ്ങും ഒച്ചയും ബഹളവും പൊടിയും മാത്രം. ബോംബ പട്ടണത്തിലെ, മസ്ജിദ് റെയില്‍‌വേ സ്റ്റേഷന്റെ വെസ്റ്റില്‍ ചെന്നതുപോലെ തോന്നും. റോഡില്‍ കച്ചവടം നടത്തുന്നവരുടെ വിളികളും, പരസ്പരം മുഖത്തോടു മുഖം നോക്കാതെ നടന്നു പോകുന്ന ജനങ്ങളും, ചെകിടടപ്പിക്കുന്ന വാഹനങ്ങളുടെ ഇരമ്പലും. പപ്പൈറസ് മ്യൂസിയത്തിന്റെ കവാടത്തില്‍ മധ്യ വയസ്സു കടന്ന ഒരു സ്ത്രീ ഞങ്ങളെ സ്വാഗതം ചെയ്തു. "ഫ്രം ഇന്‍ഡ്യ അവര്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു നിത്യം അനേകം സഞ്ചാരികളെ കാണുന്ന അവര്‍ക്കു ഞങ്ങളെ തിരിച്ചറിയാന്‍ ബുദ്ധുമുട്ട് ഉണ്ടായില്ല. "ഓഹ് റിയലി ഞങ്ങള്‍ക്ക് അല്‍ഭുതം തോന്നി. പിന്നീട് ഈജീപ്റ്റില്‍ ഉണ്ടായിരുന്നു പല ദിവസങ്ങളിലും കണ്ടുമുട്ടിയ പലരും ഇതു തന്നെ പറഞ്ഞു. കുതിര വണ്ടിക്കാരും, കടയില്‍ ജോലി ചെയ്യുന്നവരും, മ്യൂസിയം ജീവനക്കാരും എന്നുവേണ്ട, എല്ലാവര്‍ക്കും അമിതാബ് ബച്ചനെ അറിയാമായിരുന്നു. ഇന്‍ഡ്യ എന്നു പറയുമ്പോള്‍, മിക്കവരും പറയുന്ന അടുത്ത വാക്ക് അമിതാഭ് എന്നായിരികും. സ്ലം ഡോഗ് മില്ലിനേയറിലെ ചായ്‌വാലയുടെ വാക്കുകള്‍ ഓര്‍ത്തുപോയി "ദി മോസ്റ്റ് ഫേമസ് ഇന്‍ഡ്യന്‍ ഈസ് അമിതാഭ്" അവസാന ദിവസം ഞങ്ങളുടെ ഡ്രൈവര്‍ ആണ് ഇതിന്റെ കാര്യം പറഞ്ഞു തന്നത് ഏതാണ്ട്, എട്ടു പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ്.. ഹോളിവുഡ് സിനിമകള്‍ക്കു പിന്നാലെ ഈജിപ്ഷ്യന്‍ പുതിയ തലമുറ പോകുന്നതിനും മുന്‍പ്, എല്ലാ, ഉത്സവങ്ങളുടെയും പ്രധാന ഐറ്റം അമിതാഭിന്റെ ചിത്രങ്ങള്‍ ആയിരുന്നുവത്രേ! അതുകൊണ്ട് ഇന്നും മിക്ക ഈജിപ്റ്റുകാരും അമിതാബിന്റെ ആരാധകന്‍ തന്നെ. മറിയം അതായിരുന്നു അവരുടെ പേര്‍, ഞങ്ങളെ അകത്തേയ്ക്കു ആനയിച്ചു. ഇനിയുള്ള കാര്യങ്ങള്‍ മറിയം വിശദീകരിവച്ചു തരുമെന്നും, കഴിയുന്നതു വരെ പുറത്തു നില്‍ക്കാമെന്നും പറഞ്ഞ് അഹ്മദ് യാത്രയായി. പേപ്പര്‍ എന്ന വാക്ക് പാപ്പിറസ് എന്ന ചെടിയുടെ പേരില്‍ നിന്നുമാണ് ഇംഗ്ലീഷ് ഭാഷയ്ക്കു ലഭിച്ചത്. ഈജിപ്റ്റുകാര്‍ പപ്പൈറസ് എന്നാണ് പൊതുവെ പറയുന്നത്. ജലാംശം കൂടുതലുള്ള നൈല്‍ നദിയുടെ ചതുപ്പു നിലത്ത് വളരുന്ന ചെടിയാണ് പാപ്പിറസ്. ഏതാണ്ട് ഒരാള്‍ പൊക്കത്തില്‍ വളരുന്ന ഈ ചെടിക്ക് ശിഖരങ്ങള്‍ ഇല്ലാതെ പച്ച നിറമുള്ള ഒറ്റത്തണ്ട് ആണുള്ളത്. പാപ്പിറസില്‍ നിന്നും എഴുതുവാനുള്ള ചുരുളുകള്‍ ഉണ്ടാക്കിയിരുന്നത് വളരെ ലളിതമായ ഒരു പ്രക്രിയ വഴിയാണ്. ആദ്യം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് ശേഖരിക്കുന്നു. ചുരുങ്ങിയത് നാല് അടി പൊക്കമെങ്കിലും ഉള്ള ചെടികളാണ് സാധാരണ പറിച്ചെടുക്കുന്നത്. സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനുമുള്ള സൗകര്യത്തിനായി ആദ്യം ചുരുളുകളുടെ വീതി നിശ്ചയിക്കുന്നു. അതിനുശേഷം വളര്‍ച്ചയെത്തിയ ചെടിയുടെ തണ്ട് നിശ്ചിത നീളത്തില്‍ മുറിക്കുന്നു. തൊലി പൊളിക്കുന്നതാണ് അടുത്ത പടി. ഈറയുടെയും മറ്റും പുറത്തെ തൊലി കളയുന്നതുപോലെ, ഏറ്റവും പുറത്തെ കടുപ്പമുള്ള പാളി ചീകിക്കളയുന്നു. തണ്ട് ഉണങ്ങിപ്പോകാതിരിക്കുവാന്‍ തൊലി കളഞ്ഞ തണ്ട് വെള്ളത്തില്‍ ഇട്ടു വയ്ക്കുന്നു. തുടര്‍ന്നു ഒരാഴ്ചയോളം ഈ തണ്ടുകള്‍ വെള്ളത്തില്‍ സൂക്ഷിക്കുന്നു. തണ്ടിലുള്ള പഞ്ചസാരയുടെ അംശവും, ജെല്ലി പോലുള്ള കൊഴുപ്പും വെള്ളത്തില്‍ അലിഞ്ഞ് പോകുന്നതിനാണ് ഇപ്രകാരം ചയ്യുന്നത്. അല്ലെങ്കില്‍ ഈ തണ്ടുകള്‍ ഉണങ്ങിക്കഴിയുമ്പോള്‍ മാര്‍ദ്ദവത്വമില്ലാതെ പൊടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ഈ തണ്ടുകള്‍ കട്ടികുറഞ്ഞ പാളികളായി കീറി പരത്തിയെടുക്കുന്നു. ചപ്പാത്തി പരത്തുന്നതുപോലെയുള്ള സം‌വിധാനമാണ് അതിനു ഇപയോഗിക്കുന്നത്. പാപ്പിറസിന്റെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പുരാതനമായ രീതി നിലനിര്‍ത്തുന്നതില്‍ മറിയം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരത്തിയെടുത്ത പാളികള്‍ അടുപ്പിച്ച് നിരത്തി വയ്ക്കുന്നു. ഓരോ പാളിയും അടുത്ത പാളിയുടെ മുകളില്‍ അല്പ്പം കയറ്റി വച്ച് ഇടയില്‍ വിടവില്ലാതെ ചേര്‍ത്ത് ആണ് വയ്ക്കുന്നത്. തുടര്‍ന്നു അതിനു കുറുകെ അതുപോലെ തന്നെ ഒരു നിരകൂടി വയ്ക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്കു കടക്കുവാന്‍ തയാറായി. ദിവസങ്ങളോളം ഭാരമുള്ള കല്പ്പാളികള്‍ക്കടിയില്‍ വച്ച് പ്രസ്സ് ചെയ്ത് ഒട്ടിച്ച്, ജലാംശം വറ്റി ഒറ്റ ഷീറ്റ് ആയി മാറ്റുന്നതോടെ പാപ്പിറസ് റെഡി ആയിക്കഴിഞ്ഞു. അവസാനമായി പരു പരുത്ത പ്രതലം മിനുക്കി ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചു എഴുതുവാന്‍ വിദഗ്‌ധരുടെ അടുത്തേയ്ക്കു അയക്കുന്നു. പുരാതന ഈജിപ്റ്റുകാര്‍ ചിത്രങ്ങളും, രൂപങ്ങളും ചില അക്ഷരങ്ങളും ഉപയോഗിച്ച് എഴുത്ത് ശീലിച്ചിരുന്നു. ഹിരോഗ്ലിഫിക്സ് എന്നാണ് ഈ സങ്കേതത്തെ വിളിക്കുന്നത്. ജീവികളുടെ ചിത്രങ്ങള്‍ നിത്യോപയോഗ വസ്തുക്കളുടെ രൂപങ്ങള്‍ തുടങ്ങിയവ ഇടകലര്‍ത്തി വരച്ച് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തില്‍ വിവരങ്ങള്‍ പാപ്പിറസ് ചുരുളികളില്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ദൈവവിശ്വാസ സംബന്ധിയായ വിഷയങ്ങളാണ് കണ്ടെടുക്കപ്പെട്ട ചുരുളുകളുകളിലെ പ്രധാന പ്രതിപാദന വിഷയം. തുടര്‍ന്ന് പ്രദര്‍ശനത്തിനും വില്പ്പനയ്ക്കും വച്ചിരിക്കുന്ന ധാരാളം പാപ്പിറസ് ചുരുളുകള്‍ മറിയം കാണിച്ചു തന്നു. അതി പുരാതനമായ ഒട്ടേറെ ചിത്രങ്ങള്‍ക്കൊപ്പം, പഴയ സാങ്കേതിക വിദ്യയില്‍ പുതുതായി വരച്ച ധാരാളം ചിത്രങ്ങളും ചുരുളുകളും പ്രദര്‍ശനത്തിനു വച്ചിരുന്നു. പ്രധാന ഹാളിനപ്പുറം ക്യാമറ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എഡ്വിന്റെ ആഗ്രഹപ്രകാരം ഹീരോഗ്ലിഫില്‍ എഴുതപ്പെട്ട ചില പാപ്പിറസ് ചുരുളുകളും വാങ്ങി മറിയത്തിനോട് നന്ദിയും പറഞ്ഞ് ഞങ്ങള്‍ പുറത്ത് ഇറങ്ങി. കട്ടി കുറഞ്ഞ ഗ്ലാസ് ട്യൂബുകൊണ്ട് ചെറിയ ഗ്ലാസ് ഉല്പ്പന്നങ്ങളും അത്തറിനുള്ള കുപ്പികളും ഉണ്ടാക്കുന്ന കര കൗശല വസ്തുക്കളുടെ നിര്‍മ്മാണ ശാലയിലേക്കായിരുന്നു അടുത്ത സന്ദര്‍ശനം. അവിടെ ഒരു ഈജിപ്ഷ്യന്‍ ചെറുപ്പക്കാരന്‍ തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കണ്ടു. ഞങ്ങളെ കാര്യമായി ശ്രദ്ധിക്കാതെ, പുതിയ ഒരു ട്യൂബ് എടുത്ത് ജോലി തുടര്‍ന്നു. ഗ്യാസ് കട്ടര്‍ കൊണ്ട്, വളരെ അധികം നീളമുണ്ടായിരുന്ന ട്യൂബിനെ മുറിച്ച് ആവശ്യത്തിനു മാത്രം നീളമുള്ള കൊച്ചു ട്യൂബ് ആക്കിയെടുത്തു. പിന്നെ ഉരുകി ദ്രാവക അവസ്ഥയില്‍ ആയിരുന്ന ഗ്ലാസ് ട്യൂബ്, കത്രിക പോലൊരു ഉപകരണം കൊണ്ട് മുറിച്ച് വൃത്തിയാക്കി അവശേഷിച്ച ട്യൂബ്, കട്ടറിന്റെ തീ നാളത്തില്‍ നന്നായി ചൂടാക്കി ഉരുക്കി ട്യൂബിന്റെ ഒരു വശത്തു നിന്നും ഊതി, ബലൂണ്‍ പോലെ വീര്‍ത്തു വന്ന ട്യൂബിനെ ഭം‌ഗി വരുത്തി, ആവശ്യമില്ലാത്ത ഭാഗം വീണ്ടും മുറിച്ചു കളഞ്ഞ് കത്രികപോലുള്ള ഉപകരണത്തില്‍ വച്ച് കടഞ്ഞു രൂപ ഭംഗി വരുത്തി വീണ്ടും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പു വരുത്തി.. ബാക്കി ഭാഗം അവസാനമായി ഒരിക്കല്‍ കൂടി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് നീക്കം ചെയ്ത് മനോഹരങ്ങളായ കൊച്ചു കൊച്ചു സ്ഫടിക പാത്രങ്ങള്‍ ആക്കി ഷെല്‍ഫില്‍ നിരത്തി വച്ചു. പ്രകാശത്തില്‍ കുളിച്ച ഷെല്‍ഫില്‍, നിര നിരയായി ഇരിക്കുന്ന സ്ഫടിക പാത്രങ്ങള്‍ കണ്ണിനും മനസിനും കുളിര്‍മ്മ നല്‍കുന്ന കാഴ്ചയായിരുന്നു. കൌതുകം തോന്നിയ ചില ചെറിയ അത്തര്‍ കുപ്പികള്‍ ഞങ്ങള്‍ വാങ്ങിച്ചു. അതേ നിര്‍മ്മാണ ശാലയ്ക്കുള്ളില്‍ തന്നെ പൂക്കളുടെ ചാറുകൊണ്ട്, കൃത്രിമ ചേരുവകളില്ലാത്ത സുഗന്ധ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടായിരുന്നു. വാങ്ങിയ കുപ്പികളെല്ലം നിറയെ സുഗന്ധ തൈലവും വാങ്ങി ഞങ്ങള്‍ അവരോടു യാത്ര പറഞ്ഞ് ഇറങ്ങി. അന്നത്തെ അവസാനത്തെ സന്ദര്‍ശന സ്ഥലമായ കെയിറോ മ്യൂസിയത്തിലേക്ക് പോകുവാന്‍ അഹ്മദ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു. (അടുത്ത ആഴ്ച പ്രസിദ്ധമായ കെയിറോ മ്യൂസിയത്തിലെ വിശേഷങ്ങള്‍) പ്രിയ വായനക്കാരെ, നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ സേവ് കേരള എന്ന ഇ പ്രചരണം തുടങ്ങുകയാണ് "പത്തു കല്പനകള്‍ ദൈവജനത്തിനു ദൈവം നേരിട്ട് പറഞ്ഞു കൊടുത്ത കല്‍പനകളാണിവ. ദൈവത്തിനു പറ്റിയ തെറ്റ് തിരുത്തുന്ന സഭ " നമ്മുടെ ബൂലോകം ഒന്നാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറെ ജനപ്രീതി ഈ ബ്ലോഗ്‌ പോര്‍ട്ടലിന ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ? വായനക്കാരെ എല്ലാവരേയും ക്ഷമയുടെ മുള്‍മുനയില്‍ കുറേയധികം സമയം നിറുത്തേണ്ടി വന്നത് സിയാബിന്റെ ഭാഗം കേള്‍ക്കാന്‍ ഒരു അവസരം എല്ലാവര്‍ക്കും ഉണ്ടാ ചില സംശയങ്ങള്‍ "സിയാബ്‌ എന്ന ബ്ലോഗര്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാ ഇവരൊക്കെ എവിടെ ഇവർക്കൊക്കെ എന്തുപറ്റി ? പ ല കാലഘട്ടങ്ങളിലായി ഒരുപാട് നല്ല എഴുത്തുകാർ ബൂലോകത്ത് നിറഞ്ഞ് നിന്നിട്ടുണ്ട്. ഒരു സമയത്ത് കുറേപ്പേർ വരുന്നു. വാശിയോടെന്ന പോലെ പോസ്റ്റുക ദുബായില്‍ നിന്നെത്തിയ മൂന്നംഗ സംഘത്തിന്റ കൈയ്യില്‍നിന്നും മറ്റ് രണ്ട് യാത്രക്കാരില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. അടുത്തിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടകളില്‍ ഒന്നാണ് ഇത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളുടെ പാളികള്‍ക്കുള്ളില്‍ പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് മൂന്നംഗ സംഘത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. വന്‍ തോതില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം കസ്റ്റംസിന് ലഭിച്ചിരുന്നു. ഡി.ആര്‍.ഐ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരും. അലർജിക്ക് കുത്തിവയ്പ്: കുഴഞ്ഞുവീണ യുവതി മരിച്ചു 10 മാസമായിട്ടും ഗര്‍ഭം ധരിക്കാത്തതിന് മാനസികപീഡനം; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കോവിഡ് ഒമിക്രോണ്‍ വകഭേദം; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി കല്യാണ ഹാളിൽ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ യുവാക്കൾ കുത്തിവീഴ്ത്തി അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദം – മാര്‍ മാത്യു മൂലക്കാട്ട് Kottayam Social Service Society അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദം – മാര്‍ മാത്യു മൂലക്കാട്ട് * ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവനത്തോടൊപ്പം ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന സാധ്യതകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപവരുമാന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ശാസ്ത്രസാങ്കേതിക മേഖലയിലെ പുരോഗതികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകത്തക്കവിധത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, മലങ്കര എന്നീ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും ലഭ്യമാക്കിയത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിലൂടെ യഥാര്‍ത്ഥ സഹോദര സ്‌നേഹമാണ് പ്രകടമാകുന്നതെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധയും പരിഗണനയും നല്‍കേണ്ട ജനവിഭാഗങ്ങള്‍ക്ക് കരുതല്‍ ഒരുക്കി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്. പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു. ലിഡിയ ഡേവിസിന്റെ കഥകൾ വായിക്കുമ്പോൾ വനഫൂലിനെയും പി.കെ. പാറക്കടവിനെയും ഓർക്കുന്നു. 1952 ഒക്‌ടോബര്‍ 15ന് വടകരയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്‍. മനസ്സിന്റെ വാതിലുകളില്‍, മാനത്തിന്റെ നിലവിളി, ഗുരുവും ഞാനും, പ്രകാശനാളം, മുറിവേറ്റ വാക്കുകള്‍, ഞായറാഴ്ച നിരീക്ഷണങ്ങള്‍ ഇവ പ്രധാന കൃതികള്‍. ഭാര്യ സൈബുന്നിസ. വിലാസം: മാഴ്‌സ്, കൊളത്തറ, ഫറോക്ക്. മിസ് കേരളയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് ഡ്രൈവര്‍, അപകടശേഷം കാര്‍ തിരികെ അപകട സ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണം ഇപ്പോള്‍ പല ഭാഗത്തേക്കും നടകുകയാണ്. നമ്പര്‍ 18 എന്ന ഹോട്ടലില്‍ സിസിടിവി ചെക്ക്‌ ചെയ്യാന്‍ ചെന്ന പോലീസിനു അവടെ നിന്നും ഒന്നും കണ്ടുപിടിക്കാന്‍ ആയില്ല. ഹോട്ടലിലെ സിസിടിവി ദ്രിശ്യങ്ങള്‍ ഒക്കെ നശിപ്പിച്ചു എന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്‌ വരുന്നത്. ഹോട്ടല്‍ ജീവനക്കാര്‍ തന്നെ ഹാര്‍ഡ് ഡിസ്ക് നശിപ്പിച്ചു എന്നാണ് പറയുന്നത്.. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസം ഡിവോര്‍സ് ആദ്യം കണ്ടപ്പോള്‍ അങ്ങനെ അല്ലായിരുന്നു..വിവാഹത്തിന് ശേഷമാണു പിന്നെ എല്ലാം കണ്ടത്… ഭര്‍ത്താവിന്റെ വാദം ഇങ്ങനെ.. ആദ്യ ദിനം ഗംഭീരം… വരവ് അറിയിച്ച് ദുല്‍ഖര്‍… ❤️❤️ സോഷ്യല്‍ മീഡിയ മുഴുവനും കുറുപ്പ് മയം ഒളിഞ്ഞിരിക്കുന്ന സര്‍പ്രൈസ് ഇങ്ങനെ.🕴️🕴️.. രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ് ബ്യുട്ടി ടിപ്പ്സിലുടെ യുടുബിലെ താരമായ അഞ്ജനയെ അറിയുമോ ചില്ലറക്കാരി അല്ല ഇയാള്‍ ശരീര സൗന്ദര്യം ഒന്നുകൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് വന്നത് പക്ഷെ തന്നെ ഒരുപാട് ആളുകൾ സ്നേഹിച്ചു വഞ്ചിച്ചുവെന്ന് റായ് ലക്ഷ്മി തുറന്നു പറയുന്നു ഒപ്പം പുത്തന്‍ ലുക്കും ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ച് താരം സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻 തമിഴകം ഒന്നടങ്കം ഈ തൃശ്ശൂര്‍കാരിക്കൊപ്പം… ഈ കാര്യത്തില്‍ നയന്‍‌താരയെ കടത്തി വെട്ടി മലയാളി നടി ഒവിയ വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ലോകം കീഴടക്കിയ മാദക സുന്ദരി..🔥🔥 നടിയുടെ വളര്‍ച്ച ഇങ്ങനെ.😆😆🔥🔥 കാണുക 😍👍 പ്രിയ താരം മാളവിക മോഹന്‍റെ പുത്തന്‍ ഷൂട്ട്‌… ഹോട്ട് ലുക്കിന്റെ ദേവത എന്നാണ് ഇപ്പോള്‍ ഈ താരത്തിന് പേര്…. ഹോട്ട് ഫോട്ടോഷൂട്ട്‌🔥🔥🔥🔥, തനി നാടന്‍ ഷൂട്ട്‌, അങ്ങനെ എന്തും ആകട്ടെ സംഗതി പൊളിച്ചു സെറ്റ് ആകും ഫ്രെക്കന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ Pewer 💥💥💥💥💥💥💥💥💥 ആക്കും… കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം , ശേഖരണം മാസം തിരഞ്ഞെടുക്കുക നവംബർ 2021 ഒക്ടോബർ 2021 സെപ്റ്റംബർ 2021 മാർച്ച്‌ 2021 സെപ്റ്റംബർ 2020 മാർച്ച്‌ 2020 ഫെബ്രുവരി 2020 ഡിസംബർ 2019 നവംബർ 2019 ഒക്ടോബർ 2019 സെപ്റ്റംബർ 2019 ഓഗസ്റ്റ്‌ 2019 ജൂലൈ 2019 ജൂൺ 2019 മെയ്‌ 2019 മാർച്ച്‌ 2019 ഫെബ്രുവരി 2019 ജനുവരി 2019 ഡിസംബർ 2018 നവംബർ 2018 ഒക്ടോബർ 2018 സെപ്റ്റംബർ 2018 ഓഗസ്റ്റ്‌ 2018 ജൂലൈ 2018 ജൂൺ 2018 മെയ്‌ 2018 ഏപ്രിൽ 2018 ജനുവരി 2018 ഇടുക്കി: ഇടുക്കി അണക്കെട്ടിലെ റെഡ് അലേർട്ട് പിൻവലിച്ചു. മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ഇന്ന് രാവിലെ അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് റെഡ് അലേർട്ട് പ്രഖ്യാപിക്കാൻ കാരണം. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ ഇടുക്കി അണക്കെട്ടിലെ റെഡ് അലേർട്ട് പിൻവലിച്ചത് ടി20 ലോകകപ്പ് 2021; ഒമാനെ എട്ട് വിക്കറ്റിന് തകർത്ത് സ്കോട്ലൻഡ്; ഒമാൻ പുറത്ത് അനധികൃത പാറപൊട്ടിക്കൽ തൊടുപുഴ അഞ്ചിരിയിൽ വെള്ളപ്പാച്ചിലിനിടയാക്കിയ പാറമടയ്ക്ക് എതിരെ പ്രതിഷേധ സമരവുമായി നാട്ടുകാർ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ചിന്തിച്ച് കൂട്ടി ജീവിതം കോംപ്ലക്‌സ് ആക്കുന്നതെന്തിന് ബാലതാരമായി വന്ന് നായികയായി മനം കവർന്ന മാനസ Manasa Radhakrishnan interview Star And Style Tiyaan kattu movie actress ചിന്തിച്ച് കൂട്ടി ജീവിതം കോംപ്ലക്‌സ് ആക്കുന്നതെന്തിന് ബാലതാരമായി വന്ന് നായികയായി മനം കവർന്ന മാനസ ആസിഫിക്ക ലൊക്കേഷനിലേക്ക് വരുമ്പോഴേ നമുക്ക് തിരിച്ചറിയാനാകും. സെറ്റ് മുഴുവൻ വേറൊരു വൈബ് ആകും. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് മാനസ രാധാകൃഷ്ണൻ. എഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ലാസുകളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതിനൊപ്പം ആദ്യമായി തമിഴിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലും. സിനിമാ വിശേഷങ്ങളുമായി മാനസ ചേരുന്നു 2008-ൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനയ്ക്കൽ ഞങ്ങളുടെ കുടുംബസുഹൃത്താണ്. സിദ്ധു അങ്കിൾ വഴിയാണ് സിനിമയിലേക്കുള്ള അവസരം വന്നെത്തിയത്. രഘുനാഥ് പലേരി അങ്കിളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കടാക്ഷം എന്ന ചിത്രത്തിൽ സുരേഷ് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. പിന്നീട് ചെറിയൊരു ബ്രേക്ക് വന്നിരുന്നു. അതിന് ശേഷം ചെയ്ത ചിത്രമാണ് വില്ലാളി വീരൻ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അതിൽ അഭിനയിക്കുന്നത്. അതുകൊണ്ട് ബാലതാരം എന്ന് പറയാമോ എന്നറിഞ്ഞൂടാ. ഒരുപാട് സീനിയർ ആയുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാനായി എന്നതാണ് ഭാഗ്യം. അതെല്ലാം വളരെ വലിയ അനുഭവങ്ങളായിരുന്നു. ലോക്ക്ഡൗൺ സമയത്ത് മുഴുവനും ആ ദിവസങ്ങളാണ് ഞാൻ റീവൈൻഡ് ചെയ്ത് ഓർത്തിരുന്നത്. അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റിൽ ആണ് ആദ്യമായി നായികയാവുന്നത്. ടിയാന്റെ സെറ്റിൽ വച്ച് മുരളിയേട്ടൻ പറഞ്ഞിട്ടാണ് ഞാൻ കാറ്റിൽ എത്തുന്നത്. ആസിഫിക്കയായിരുന്നു നായകൻ. അതിലെ കഥാപാത്രം ഉമ്മുകുൽസുവിന് ഏതാണ്ട് എന്റെ അതേ സ്വഭാവങ്ങളൊക്കെ തന്നെയാണ്. സാധാരണ നായികാ കഥാപാത്രങ്ങളെ പോലെ പക്വതയുള്ള കഥാപാത്രമൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ നായികയാണ് എന്നറിഞ്ഞപ്പോൾ ഇതെന്നെ കൊണ്ട് സാധിക്കുമോ എന്ന പേടിയൊന്നും ഉണ്ടായിരുന്നില്ല. ആ ടീം എങ്ങനെയാകും എന്ന ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം അവരൊക്കെ ഭയങ്കര എക്‌സ്പീരിയൻസ് ഉള്ള ആൾക്കാരല്ലേ. ഞാനാണെങ്കിൽ പുതുമുഖവും. തെറ്റ് പറ്റുമോ, ചീത്ത കേൾക്കുമോ എന്നേ പേടിയുണ്ടായിരുന്നുള്ളൂ. പക്ഷേ ഭയങ്കര പിന്തുണയായിരുന്നു ഓരോരുത്തരും. പിന്നെ ആസിഫിക്കയാണ് നായകൻ എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷമായി. ആസിഫിക്കയുടെ ചിത്രങ്ങളും ആസിഫിക്കയേയും ഒരുപാട് ഇഷ്ടമുള്ള ഒരാളുടെ അടുത്ത് ഇങ്ങനെ പറയുമ്പോഴുള്ള പ്രതികരണം ഊഹിച്ചൂടെ. അങ്ങനെ ആദ്യ ദിവസം സെറ്റിലെത്തിയപ്പോഴാണ് സത്യത്തിൽ ഞെട്ടിയത്. മുമ്പിൽ നിൽക്കുന്നത് ആസിഫിക്കയാണെന്നേ പറയില്ല. അത്രയ്ക്കും മെയ്‌ക്കോവർ. അതിലെ നൂഹ്കണ്ണ് എന്ന കഥാപാത്രം അങ്ങനെയാണല്ലോ. പാക്കപ്പ് ഒക്കെ ആയപ്പോഴാണ് ശരിക്കുമുള്ള ആസിഫിക്കയുടെ മുഖം കാണാൻ പറ്റിയിരുന്നത്. ആസിഫിക്ക ലൊക്കേഷനിലേക്ക് വരുമ്പോഴേ നമുക്ക് തിരിച്ചറിയാനാകും. സെറ്റ് മുഴുവൻ വേറൊരു വൈബ് ആകും. അപ്പോൾ നമുക്കറിയാം ആളെത്തി എന്ന്. ടിയാൻ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന തമിഴ് ചിത്രം പരമഗുരുവിലാണ് ഇപ്പോൾ അഭിയിച്ചുകൊണ്ടിരിക്കുന്നത്. ശശികുമാർ സാറിന്റെ ഒപ്പമുള്ള ചിത്രമാണ്. അതിന്റെ ഒരു ഷെഡ്യൂൾ കൂടിയേ ഇനി ബാക്കിയുള്ളൂ. തമിഴിലെ രീതികൾ വേറെയാണ്. പക്ഷേ സംവിധായകനെ നേരത്തെ അറിയാവുന്നത് കൊണ്ട് വീട്ടിൽ ഒരു അതിഥി വന്ന അനുഭവമായിരുന്നു. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ ആണ്. ഇപ്പോൾ ജീവിക്കുന്നത് കൊച്ചിയിലും. മക്കൾ പത്താം ക്ലാസൊക്കെ കഴിയുന്നതോടെ മിക്ക പ്രവാസികളും ചിന്തിക്കുന്ന കാര്യമാണല്ലോ നാട്ടിലേക്ക് മാറാമെന്നും ബാക്കി പഠനം ഇവിടെ ആവാമെന്നും. അങ്ങനെയൊക്കെ പറഞ്ഞിട്ടാണ് ഞാനും വന്നത്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പക്ഷേ അത് ഒരുപാട് നാൾ ഉണ്ടായില്ല. കാരണം ദുബായും കൊച്ചിയും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. കൊച്ചിയിലും ദുബായിലെ പോലെ പുറത്ത് നിന്ന് വന്ന് താമസിക്കുന്ന ആളുകളാണ് കൂടുതലും. പല സംസ്‌കാരങ്ങൾ ഉള്ള, ഭാഷകൾ സംസാരിക്കുന്ന ആളുകളുണ്ട് ഇവിടെയും. അതുകൊണ്ട് തന്നെ ദുബായ് ജീവിതം ഇപ്പോൾ അത്ര മിസ് ചെയ്യുന്നില്ല. കുറച്ച് നാൾ ഡാൻസും ഗിറ്റാറും പഠിച്ചിട്ടുണ്ട്. അതാണ് കലാപരമായുള്ള പശ്ചാത്തലം. പക്ഷേ രണ്ടും പ്രാക്ടീസ് ചെയ്തിട്ട് കുറേ നാളായി. ഗിറ്റാർ ഇവിടെ ഒരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നുണ്ട്. കുറച്ച് മടിച്ചിയാണ്. ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് കിട്ടുന്ന കുറച്ച് നേരം ഇൻസ്റ്റാഗ്രാമോ വാട്‌സാപ്പോ നോക്കും. അപ്പോഴേക്കും ആ ദിവസം തീരും. പിന്നെ ഈ പ്രാക്ടീസ് ചെയ്യലൊന്നും നടക്കില്ലെന്നേ..അങ്ങനെ നാളെ നാളെ എന്ന് പറഞ്ഞ് പറഞ്ഞ് ലോക്ക്ഡൗൺ തന്നെ തീർന്നു. പഠിച്ചുകൊണ്ടിരിക്കുന്നവർക്ക്, ഓൺലൈൻ ക്ലാസുകൾ ഉള്ളവർക്ക് ഈ ലോക്ഡൗണിൽ റെസ്റ്റ് എടുക്കാനുളള സമയം പോലും കിട്ടിയിട്ടുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സാധാരണ എങ്ങനെ പോയാലും രണ്ട് മാസം വെക്കേഷൻ കൃത്യമായി ഉണ്ടായിരുന്നതാണ്. ഇതിപ്പോൾ പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കാര്യമായി പഠിക്കുന്നുമില്ല, എന്നാൽ ഫ്രീ ടൈം ഉണ്ടോ അതുമില്ല. ഈ പ്രശ്‌നങ്ങളും ലോക്ഡൗണും വേഗം ഒന്ന് തീർന്നിരുന്നെങ്കിൽ എന്നാണ് ആഗ്രഹിക്കുന്നത്. എഞ്ചിനീയറിങ്ങിന് കംപ്യൂട്ടർ സയൻസാണ് എടുത്തിരിക്കുന്നത്. എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ട് സിനിമ ചെയ്യാം എന്ന് വിചാരിച്ചിരുന്നാൽ അതിനുള്ള സമയം പെൺകുട്ടികൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാരണം പഠനം കഴിഞ്ഞാൽ സ്വാഭാവികമായും ജീവിതം വേറെ ഘട്ടത്തിലേക്ക് കടക്കും ഉറപ്പാണ്. കോളേജിലെ അറ്റൻഡൻസും മറ്റും ആലോചിച്ച് അമ്മയ്ക്ക് ടെൻഷനാണ്. എങ്ങനെയെങ്കിലും അറ്റൻഡൻസ് ഒരു എഴുപത്തിയഞ്ച് ശതമാനം എത്തിക്കണം, പരീക്ഷയും എഴുതണം, പഠിപ്പിക്കുന്ന കാര്യമെല്ലാം ഞങ്ങൾ ചെയ്‌തോളാം എന്നാണ് കോളേജിൽ നിന്നും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അങ്ങനെ പ്രാധാന്യം കൊടുത്താണ് സിനിമയും പഠനവും മുന്നോട്ട് കൊണ്ടു പോവുന്നത്. പിന്നെ സിനിമ ഒരു പ്രൊഫഷനായി ആർക്കും തിരഞ്ഞെടുക്കാനാവില്ലല്ലോ സിനിമയല്ലേ നമ്മളെ തിരഞ്ഞെടുക്കണ്ടേ..സിനിമ എന്നെ തിരഞ്ഞെടുക്കാണെങ്കിൽ അതിൽ ഒരുപാട് സന്തോഷം തോന്നും. കാരണം പാഷനും ഇഷ്ടവും എല്ലാം സിനിമയാണ്. ഇനി അങ്ങനെയല്ല എങ്കിൽ വരുന്നതെന്തോ അത് സ്വീകരിക്കും അത്രയേ ഉള്ളൂ. ഞാനങ്ങനെ ഒരുപാട് ചിന്തിച്ച് കൂട്ടി ജീവിതം കോംപ്ലക്‌സ് ആക്കുന്ന ആളല്ല. അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ് ഞാൻ. ചെറിയ കാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന ആളാണ്. എന്തെങ്കിലും ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ടെന്ന് തോന്നിയാൽ ഞാൻ തന്നെ സ്വയം അതിൽ നിന്നും എന്റെ ശ്രദ്ധ തിരിക്കും പാട്ട് കേൾക്കുകയോ, വീട്ടിലുള്ളവരോടോ, കൂട്ടുകാരോടോ സംസാരിച്ച് ആ വിഷയമേ മനസിൽ നിന്ന് മാറ്റും. നമ്മളെ സന്തോഷിപ്പിക്കാൻ നമുക്കല്ലേ പറ്റൂ. ഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത് മൂന്ന് വര്‍ഷം നീണ്ട കാത്തിരുപ്പിനൊടുവില്‍ 'മരക്കാര്‍ അറബിക്കടലിന്റെ സോവിയറ്റ് നാട് വായിച്ചപ്പോള്‍ മൊട്ടിട്ട മോഹം: യാത്രാഭ്രാന്തിനെക്കുറിച്ച് വിജയന്‍ചേട്ടന്‍ പറഞ്ഞത് മാന്ത്രിക കുപ്പായം അഴിച്ചു, ഇനി ജീവിതം ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി: മുതുകാട് 'ജാൻ എ മൻ ഇത് ചിരിയുടെ പൊടിപൂരം വിശേഷങ്ങൾ പങ്കുവച്ച് ഗണപതിയും ചിദംബരവും ശിഷ്യന്റെ കുത്തേറ്റ അച്ഛന്‍, ജീവഭയത്താല്‍ മതംമാറിയ അമ്മായി;നാടകമല്ല, ഇത് വിക്രമന്‍ നായരുടെ ജീവിതകഥ! ആക്ഷന്‍ സീനുകള്‍ക്ക് വളരെ അനുയോജ്യനായ നടനാണ് മോഹന്‍ലാല്‍- മരയ്ക്കാര്‍ ഫൈറ്റ് മാസ്റ്റർ Exclusive ചേട്ടനും അനിയനും വീട്ടിൽ, സിനിമയിൽ ഞങ്ങൾ സഹപ്രവർത്തകർ| ജാൻ എ മൻ സംവിധായകൻ പറയുന്നു പെങ്ങള്‍ തങ്കയ്ക്ക് അന്യഗ്രഹജീവികളുമായി നേരിട്ട് ബന്ധമുണ്ടോ ഗീതി സംഗീത സംസാരിക്കുന്നു എല്ലാവരും വിളിച്ച് പറയുന്നു നീ സെയ്ഫാടാ മോനെ സജിയേട്ടന്റെ പ്രൊട്ടക്ടർ' ശരത്ത് സഭ പറയുന്നു കമല്‍ ഹാസന്റെ 'വിക്രം' ഒരുങ്ങുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഫഹദ് ഫാസില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആന്റണി വര്‍ഗ്ഗീസ്, വിജയ് സേതുപതി സിനിമയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൈതി, മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും സിനിമയില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രം നിര്‍മിക്കുന്നത്. പുത്തന്‍ റെക്കോര്‍ഡുമായി അല്ലു അര്‍ജുന്റെ'പുഷ്പ' ടീം, പുഷ്പ രാജിന്റെ വരവറിയിച്ച വീഡിയോയ്ക്ക് 70 മില്യണ്‍ കാഴ്ചക്കാര്‍ പുഷ്പയ്ക്ക് അല്ലുഅര്‍ജുന്‍ വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലം, പുതിയ വിവരങ്ങള്‍ ഇതാ ! 'എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ നസ്രിയ ഫഹദിനെ പ്രപ്പോസ് ചെയ്തത് ഇങ്ങനെ ! 'ഓപ്പറേഷന്‍ ജാവ' തരംഗം തീരുന്നില്ല, സിനിമയ്ക്ക് കൈയ്യടിച്ച് ഫഹദ് ഫാസില്‍ 15 ദിവസം കൊണ്ട് ദുരുഹത നിറഞ്ഞ മറ്റൊരു വിന്‍ടേജ് സ്‌റ്റൈല്‍ ബംഗ്ലാവ്, ഇരുളിന്റെ പിന്നാമ്പുറ വിശേഷങ്ങളുമായി കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി “എം ഇ എസ് കോളേജ് മാറമ്പള്ളി ഇംഗ്ലീഷ് വിഭാഗവും കോളേജ് ലൈബ്രറിയും സംയോജിതമായി വായന വാരാഘോഷത്തിന്റെ ഭാഗമായി 20-06-2018 ബുധനാഴ്ച രാവിലെ 10 മണിക്ക് കോളേജ് സെമിനാർ ഹാളിൽവച്ചു "വായനാവാരാഘോഷം 2018" സംഘടിപ്പിക്കുന്നു. പ്രശസ്ത മലയാളം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നു. ‘അവരെന്നെ അടുത്ത ദിവസം അറസ്റ്റ് ചെയ്യാൻ എങ്ങാനും വന്നാൽ എന്റെ അവസ്ഥ ഇതായിരിക്കും’; എഫ്ഐആർ രെജിസ്റ്റർ ചെയ്ത മുംബൈ പോലീസിനെതിരെ പരിഹസവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് മുംബൈ: ഖാലിസ്ഥാൻ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ എഫ്ഐആർ രെജിസ്റ്റർ ചെയ്ത മുംബൈ പോലീസിനെതിരെ പരിഹസവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സിഖ് സംഘടനയുടെ പരാതിയിൽ കങ്കണയ്‌ക്കെതിരെ മുംബൈ… കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസ്; വിദേശത്ത് ഒളിവിലായിരുന്ന പ്രതിയും പോലീസ് പിടിയിൽ കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി യൂസഫ് സിയ പോലീസ് കസ്റ്റഡിയിൽ. കാസർകോ‍ഡ് സ്വദേശി യൂസഫ് സിയ (ജിയ) ആണ് മുംബൈ… അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല; സമീർ വാങ്കഡെ കൂടുതൽ നിയമ കുരുക്കിൽ മുംബൈ: മുംബൈ ലഹരിക്കേസിൽ കൂടുതൽ നിയമക്കുരുക്കിൽ അകപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ. മുംബൈ പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന വാങ്കഡെയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി.… പ്രായപൂർത്തിയാകാത്ത പെൺക്കുട്ടികളടക്കം നാല് സ്ത്രീകളെ സെക്സ് റാക്കറ്റിൽ നിന്ന് രക്ഷിച്ച് മുംബൈ പോലീസ്; പെൺകുട്ടിയുടെ പിതാവടക്കം നാല് പേർ അറസ്റ്റിൽ മുംബൈ: നാല് സ്ത്രീകളെ സെക്സ് റാക്കറ്റിൽ നിന്ന് രക്ഷിച്ച് മുംബൈ പോലീസ്. മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിന്റെ സോഷ്യൽ സർവീസ് ബ്രാഞ്ച് (എസ്എസ് ബ്രാഞ്ച്) ആണ് 15 ഉം… ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ മേധാവിക്ക് നോട്ടിസ് അയച്ച് മുംബൈ പൊലീസ്; ഫോൺ ടാപ്പിങ്, ഡേറ്റാ ചോർത്തൽ കേസിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ മുംബൈ: ഫോൺ ടാപ്പിങ്, ഡേറ്റാ ചോർത്തൽ കേസിന്റെ ഭാഗമായി സിബിഐ മേധാവി സുബോധ് കുമാർ ജെയിസ്വാളിന് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് അയച്ച് മുംബൈ പൊലീസ് സൈബർ… ജെയിംസ് ബോണ്ട് തീമിന് ട്രിബ്യൂട്ടൊരുക്കി മുംബൈ പോലീസ് ബാൻഡ്; വൈറലായി യൂട്യൂബ് വീഡിയോ മുംബൈ: സമൂഹത്തിലെ വ്യത്യസ്ത വിഷയങ്ങളിൽ ശ്രദ്ധിക്കുകയും രസകരമായി പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന മുംബൈ പോലീസ് ജങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരരാണ്. ഇപ്പോൾ, മുംബൈ പോലീസ് ഡിപ്പാർട്ട്മെന്റ് ബാൻഡ് അവതരിപ്പിക്കുന്ന… പ്രണയപരാജയം,ആത്മഹത്യശ്രമം, ട്വിറ്റർ പോസ്റ്റ് സിനിമയെ വെല്ലുന്ന രംഗങ്ങൾ; ആത്മഹത്യാശ്രമത്തിനിടെ മലയാളി യുവാവിനെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി മുബെെ: സ്വന്തം ആത്മഹത്യകുറിപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യ്തശേഷം മരിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ മുംബൈ പൊലീസ് രക്ഷപ്പെടുത്തി. മുപ്പത് വയസ് പ്രായമുള്ള ഡിപ്ലോമാ വിദ്യാർത്ഥിയെയാണ് മുംബൈ പൊലീസ്… നീലച്ചിത്ര നിർമ്മാണത്തിലൂടെ കിട്ടിയ പണം ഉപയോഗിച്ചത് ഓൺലൈൻ വാതുവെപ്പിന്; ഭർത്താവ് നിർമ്മിച്ചതൊന്നും നീലച്ചിത്രമല്ലെന്നും വികാരമുണർത്തുന്ന ദൃശ്യങ്ങൾ മാത്രമെന്നും ശിൽപ ഷെട്ടി മുംബൈ: ലോക് ഡൗൺ കാലത്ത് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര നടത്തിയതെല്ലാം പണം വാരാനുള്ള കളികൾ. നീലച്ചിത്ര നിർമാണത്തിലൂടെ ലഭിച്ച വരുമാനം ഇയാൾ ഓൺലൈൻ… കുപ്രസിദ്ധ കുറ്റവാളിക്ക് ജയിലിൽ ഹാപ്പി ബർത്ത്ഡേ പാടി കേക്ക് ഊട്ടി പോലീസ് മാമന്മാർ; വൈറലായി വീഡിയോ; പരസ്പരം പഴിചാരി കമ്മീഷ്ണറും മന്ത്രിയും മുംബൈ: നായകൻ കുറ്റവാളിയാകുമ്പോൾ ജയിലിൽ ആഘോഷവും പാട്ടും സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ അത്തരം സംഭവങ്ങൾ യാഥാർഥ്യമായാൽ പിറന്നാളുകാർക്കും ആഘോഷിച്ചവർക്കും അത് കണ്ട് നിന്ന് കേക്ക് തിന്നവർക്ക് വരെ… സാമ്പത്തിക തട്ടിപ്പുകേസിൽ വിചാരണക്കായി സനു മോഹൻ മുംബൈ പോലീസ് കസ്റ്റഡിയിൽ കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണത്തിനായി മുംബൈക്ക് കൊണ്ടുപോയി. മുംബൈ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിലേക്ക് കൈമാറി.… ‘മുസ്ലിം പള്ളികളിൽ ബോധവത്രണം ഉണ്ടാകും; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്’; പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശനം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ പെരിയ കൊലക്കേസിൽ മുൻ എംഎൽഎ കെ. വി കുഞ്ഞിരാമൻ പ്രതി; 10 പേർ പ്രതിപട്ടികയിൽ, അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ‘മുസ്ലിം പള്ളികളിൽ ബോധവത്രണം ഉണ്ടാകും; വിശ്വാസികൾ ഭരണാധികാരികളെ ഭയപ്പെടരുത്’; പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശനം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല😳😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും😍🔥👌 Oman Job Vacancy എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല😳😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും😍🔥👌 എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല😳😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും😍🔥👌 എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല😳😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും😍🔥👌 എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല😳😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും😍🔥👌 നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് മുടി. കണങ്കാൽ വരെ സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ നിരവധി എണ്ണകൾ ലഭ്യമാണ്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഇതൊന്നും മിക്കപ്പോഴും ഫലം കാണാറില്ല എന്നതാണ് സത്യം. മാത്രവുമല്ല ചിലപ്പോൾ ഇത് മുടി കൂടുതലായി കൊഴിയുന്നതിനും കാരണമായേക്കാം. മുടി വളർച്ചയുടെ കാര്യത്തിലും ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത്തിനും എല്ലാം മുടിയിൽ തേക്കുന്ന എണ്ണ മസാജ് ചെയ്യുന്നതിൽ നല്ലൊരു പങ്കുണ്ട്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങി പല കാരണങ്ങളാൽ നമുക്ക് മുടി കൊഴിച്ചിൽഉണ്ടാകാറുണ്ട്. ചെറിയ രീതിയിൽ എണ്ണയുടെ കാര്യത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. മാത്രവുമല്ല മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താരൻ മറുവാനുമെല്ലാം നമുക്ക് വീട്ടിൽ തന്നെ എപ്പോഴും കിട്ടുന്ന ചില സാധനങ്ങൾ ഉപയോഗിച്ചും എണ്ണ കാച്ചി തേക്കാവുന്നതാണ്. തുളസിയില, കറിവേപ്പില, മൈലാഞ്ചിയില, ചെറിയ ഉള്ളി, ഉലുവ, കറ്റാർവാഴ, ചെമ്പരത്തി തുടങ്ങിയ സാധനങ്ങളാണ്. എണ്ണ കാച്ചുന്ന വിധം വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ഇനേബിൾ ചെയ്യാനും മറക്കരുത്. video credit Malayali Corner എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്. നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്ത് കൂട്ടിയതിന് അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷേ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്ന് കൊണ്ട് രക്ഷ പ്രാപിക്കുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല. വി.ഖു:18-58 മേശപ്പൂവിന്റെ ആകൃതിയിൽ ഉള്ളിൽ ചെമ്മീൻ നിറച്ച് അരിമാവിൽ ഉണ്ടാക്കിയെടുക്കുന്ന വിഭവത്തിനും കൊതിയൂറും സ്വാദ്. ഉള്ളിൽ മസാല നിറച്ച് ത്രികോണാകൃതിയിൽ തയ്യാറാക്കിയ ട്രയാങ്കിൾ ബ്രഡ് മസാലയും രുചിയിൽ മുന്നിൽത്തന്നെ. മേശപ്പുറത്ത് കോഴിക്കോട്, കണ്ണൂർ, കൊയിലാണ്ടി വിഭവങ്ങളുടെ മേളം. നോമ്പ് തുറക്കുമ്പോൾ ആദ്യം ഏതെടുക്കണമെന്നാണ് ആശങ്ക. കാഴ്ചയിലും മണത്തിലും ഒരുപോലെ കൊതിയൂറും. വേങ്ങേരി തണ്ണീർപ്പന്തലിലെ സുബ്‌സിൽ വീട്ടിൽ നോമ്പുതുറ വേറിട്ടുനിൽക്കുന്നത് രുചിക്കൂട്ടുകളിലെ വൈവിധ്യം കൊണ്ടുതന്നെയാണ്. പാചകത്തിൽ മിടുക്കിയായ ജാഷിദ ആസിഫിന്റെ വിഭവങ്ങളിൽ അധികം കാണാത്ത ട്രയാങ്കിൾ ബ്രഡ് മസാലയും ചെമ്മീൻ മേശപ്പൂവുമെല്ലാം കാഴ്ചയിലെ വ്യത്യസ്തതകൊണ്ടും രുചികൊണ്ടും മനസ്സ് കീഴടക്കുന്നവയാണ്. മേശപ്പൂവിന്റെ ആകൃതിയിൽ ഉള്ളിൽ ചെമ്മീൻ നിറച്ച് അരിമാവിൽ ഉണ്ടാക്കിയെടുക്കുന്ന വിഭവത്തിനും കൊതിയൂറും സ്വാദ്. ഉള്ളിൽ മസാല നിറച്ച് ത്രികോണാകൃതിയിൽ തയ്യാറാക്കിയ ട്രയാങ്കിൾ ബ്രഡ് മസാലയും രുചിയിൽ മുന്നിൽത്തന്നെ. ചിക്കനും ഉരുളക്കിഴങ്ങും സേമിയയും മൈദയും ചേരുന്ന ക്രിസ്പി കബാബ് കഴിച്ചാൽ ഒരെണ്ണത്തിൽ നിർത്താനാവില്ല. കോഴിഅടയും ഉന്നക്കായയുമെല്ലാം ഒരു വശത്ത്. ഗോതമ്പും കോഴിയിറച്ചിയും ചേർത്ത് തയ്യാറാക്കുന്ന അലീസ, പഴംകേക്ക് എന്നിവ തൊട്ടടുത്ത്. കണ്ണുവെച്ച പത്തിരി, നേർമപത്തിരി, അരിപ്പത്തിരി എന്നിവ വേറെ. ഇതിനൊപ്പം കഴിക്കാൻ ചിക്കൻ സ്റ്റ്യു, ചിക്കൻ മലബാറി, ഗ്രീൻ ചിക്കൻ എന്നിവ വേറെയും. കോഴിക്കോട്ടുകാരിയായ ജാഷിദയുടെ പാചക നൈപുണ്യത്തിനുപിന്നിൽ ഉമ്മ ഹയറുന്നിസയാണ്. ചെറുപ്പത്തിലേ പാചക പരീക്ഷണങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ജാഷിദ സ്കൂൾ കാലത്തുതന്നെ പാചകം ചെയ്തുതുടങ്ങിയിരുന്നു. കാലിക്കറ്റ് ഗേൾസിൽ പഠിച്ചിരുന്ന കാലത്ത് അന്തർദേശീയ പാചകപ്രദർശനത്തിന് പങ്കെടുത്തായിരുന്നു തുടക്കം. മാതൃഭൂമി ഭക്ഷ്യമേളയിലും നിറസാന്നിധ്യമായിരുന്നു അവർ. കല്യാണം കഴിച്ച് തലശ്ശേരിയുടെ മരുമകളായപ്പോൾ അവിടത്തെ പാചക രീതികളും പഠിച്ചെടുത്തു. കൊയിലാണ്ടി രീതികൾ വേറെയും. വിവിധ സ്ഥലങ്ങളിലെ രുചികൾ ജാഷിദയുടെ കൈകൾക്ക് വഴങ്ങിയത് അങ്ങനെയാണ്. മകൾ സിബ ഫാത്തിമയും പാചകക്കമ്പക്കാരി തന്നെ. ഷുഗർ ബീറ്റ്‌സ് എന്നപേരിൽ കേക്കുകൾ ബ്രാൻഡ് ചെയ്യുന്നുണ്ട് ജാഷിദ. ആവശ്യക്കാർ വിളിക്കുന്നതിനനുസരിച്ച് തയ്യാറാക്കി നൽകുകയാണ് ചെയ്യുന്നത്. ഫില്ലിങ് ചിക്കൻ -നാല് കഷ്‌ണം (എല്ലില്ലാതെ വേവിച്ച് പൊടിച്ചത്) ഉരുളക്കിഴങ്ങ്- 5 എണ്ണം (വേവിച്ച് പുഴുങ്ങി പൊടിച്ചത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീ സ്പൂൺ പച്ചമുളക് 2 ടേബിൾ സ്പൂൺ (ചതച്ചത്) ഗരം മസാല- 1 /2 ടീ സ്പൂൺ ഒരു പാത്രം അടുപ്പിൽവെച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. വഴന്നശേഷം അതിലേക്ക് ഗരം മസാലയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മസാല മണം മാറ്റുന്നവരെ വഴറ്റിയശേഷം വേവിച്ചുപൊടിച്ച് മാറ്റിവെച്ച ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം അടുപ്പിൽനിന്ന് വാങ്ങിവെക്കാം. ഓരോ ബ്രഡ് കഷ്‌ണവും എടുത്ത് അതിൽ ഫില്ലിങ് വെച്ച് വേറൊരു ബ്രഡ് കഷ്‌ണംകൊണ്ട്‌ വശങ്ങൾ നന്നായി അമർത്തി ഒട്ടിക്കുക. അതിനുശേഷം കോണോടുകോൺ മുറിച്ച് ത്രികോണാകൃതിയിൽ മുറിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന ബ്രഡ് കഷണം മുട്ട അടിച്ചതിൽ മുക്കി പാനിൽ നെയ്യൊഴിച്ചശേഷം നന്നായി മൊരിച്ചെടുക്കുക. ഖത്തറിലെ ഇഫ്താര്‍ കൂടാരങ്ങളില്‍ ഭാഗ്യവും പരീക്ഷിക്കാം ഖത്തറിലെ ഇഫ്താര്‍ കൂടാരങ്ങളില്‍ ഭാഗ്യവും പരീക്ഷിക്കാം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. ക്വാണ്ടംബലതന്ത്രസിദ്ധാന്തങ്ങളെ കുറിച്ചുളള ആദ്യത്തെ വ്യാഖ്യാനമാണിത്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ മുപ്പതുകളിൽ ഇത്‌ ഔദ്യോഗികവ്യാഖ്യാനമായി സ്വീകരിക്കപ്പെട്ടു. ഈ വ്യാഖ്യാനത്തിന്റെ നിർമ്മാതാവും പ്രധാനവക്താവും പ്രശസ്ത ഭൌതികശാസ്ത്രജ്ഞനായ നീൽസ് ബോറായിരുന്നു. ക്വാണ്ടം സിദ്ധാന്തം അണുപ്രതിഭാസങ്ങളുടെ പൂർണ്ണവും ശാസ്ത്രീയവുമായ വിശദീകരണം നൽകുന്നുണ്ട്.നൽകുന്നുണ്ടെന്നും ഒരു സിദ്ധാന്തത്തെ അതിന്റെ പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കണമെന്നവ്യാഖ്യാനിക്കണമെന്നുമുള്ള കാര്യമാണ്‌കാര്യങ്ങളാണ്‌ കോപ്പൺഹെഗൻ വ്യാഖ്യാനത്തിണ്റ്റെവ്യാഖ്യാനത്തിന്റെ നിയാമകസത്തയെന്നു പറയാം. പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ കഴിയുന്ന അണുപ്രതിഭാസങ്ങളെ ക്വാണ്ടം സിദ്ധാന്തത്തിന്‌ വിശദീകരിക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു സൈദ്ധാന്തികനിർമ്മിതിക്കും അതിനു കഴിയില്ല എന്ന അർത്ഥത്തിലാണ്‌, ക്വാണ്ടം സിദ്ധാന്തം പൂർണ്ണമാണെന്ന് കോപ്പൺഹെഗൻ വ്യാഖ്യാനം പറയുന്നത്‌. ക്ലാസ്സിക്കൽ പ്രതിഭാസങ്ങളുടെ പഠനത്തിൽ നിരീക്ഷിതവസ്തുവും നിരീക്ഷണോപകരണവും കൃത്യമായി വേർതിരിക്കപ്പെടുന്നുണ്ട്‌. അവിടെ, ഇവ തമ്മിലുളള പ്രതിപ്രവർത്തനം ഒഴിവാക്കാവുന്നതുമാണ്‌. അത്‌ ഫലങ്ങളിൽ വലിയ പിഴവുകൾക്കു കാരണമാകുന്നില്ല. എന്നാൽ, ക്വാണ്ടം പ്രതിഭാസങ്ങളിൽ ഈ പ്രതിപ്രവർത്തനം ഒഴിവാക്കാൻ കഴിയുന്നതല്ലെന്ന് ബോർ പറയുന്നു. മൊത്തം പ്രതിഭാസത്തിൽനിന്ന് നിരീക്ഷണോപകരണത്തെ വേർതിരിക്കാനാവില്ലെന്ന അവസ്ഥയാണ്‌ സൂക്ഷ്മവ്യവസ്ഥകളിൽ സാംഖ്യകമായ വിശദീകരണങ്ങളിലേക്ക്‌ നയിക്കുന്നതിന്‌ കാരണമാകുന്നത്‌. കോപ്പൺഹെഗൻ വ്യാഖ്യാനം മാത്രമാണ്‌ ക്വാണ്ടംബലതന്ത്രത്തിന്റെ ശരിയായ ഏക വ്യാഖ്യാനം എന്നു കരുതുന്നവരുണ്ട്‌. മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ? താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ helpme എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ --വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:35, 16 നവംബർ 2013 (UTC)[reply] ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:35, 16 നവംബർ 2013. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കൃത്യമായ രൂപമില്ലാതെ മനസ്സിലെ ഏതോ കോണുകളില്‍ ചിതറിക്കിടക്കുന്ന കുറേ ചിന്തകള്‍. ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ ചില നേരങ്ങളില്‍ മനസ്സില്‍ മിന്നല്‍പ്പിണര്‍ പോലെ ഉയരുന്ന ചില തോന്നലുകള്‍ എല്ലാം കൂടി അടുക്കിപ്പെറുക്കി വെക്കാന്‍ ഒരു ശ്രമം. ഫോണുകള്‍ ചോരുന്നത് അഥവാ കഥകള്‍ ഉണ്ടാകുന്നത് കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ഒരു കോളിളക്കം സൃഷ്ടിച്ച ഒരു ‘സംഭവ’മായിരുന്നല്ലോ ‘ഔട്ട്‌ലുക്ക്’ വാരിക ഏപ്രില്‍ അവസാന വാരത്തിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘We, The Evesdropped’ എന്ന എക്സ്‌ക്ലൂസീവ് കവര്‍ സ്റ്റോറി PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം) 2007 2010 കാലയളവില്‍ ദേശീയ രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും ഭരണകക്ഷി നേതാക്കളുടേതുള്‍പ്പെടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ National Technical Research Organization (NTRO) എന്ന ഏജന്‍സി അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ചോര്‍ത്തിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ചുരുക്കം. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് സ്വാഭാവികമായും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ഉയരുകയും തത്‌ഫലമായി ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. പ്രത്യക്ഷത്തില്‍ത്തന്നെ ദുര്‍ബലമെന്ന് തോന്നിച്ച ഒരു വിശദീകരണമായിരുന്നു സര്‍ക്കാരിനു വേണ്ടി മന്ത്രി ശ്രീ. പി. ചിദംബരം നല്‍കിയത് എന്ന് അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംഭവം യഥാര്‍ഥത്തില്‍ ഉണ്ടായോ, ഉണ്ടായെങ്കില്‍ അതില്‍ സര്‍ക്കാരിനു പങ്കുണ്ടോ ഉണ്ടെങ്കില്‍ എന്ത്, എത്രത്തോളം, ഇല്ലെങ്കില്‍ എന്താണ് യാഥാര്‍ഥ്യം എന്നൊക്കെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയോ സര്‍ക്കാരിനെയോ പ്രതിപക്ഷത്തെയോ അനുകൂലിക്കുകയോ എതിര്‍ക്കുകയോ അല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച് നമ്മുടെ നാട്ടിലെ പ്രമുഖ പത്ര മാധ്യമങ്ങളിലെ വാര്‍ത്ത അല്ല, ‘കഥ’യെഴുത്തുകാരുടെ ‘സൃഷ്ടി വൈദഗ്ദ്ധ്യ’ത്തെയും അത് ഉപയോഗപ്പെടുത്താന്‍ മാധ്യമ മുതലാളിമാര്‍ കാട്ടുന്ന അനല്പമായ താല്പര്യത്തെയും അല്പമെങ്കിലും തുറന്നുകാട്ടുക എന്നതാണ് പത്രവാര്‍ത്തകളെ സൂചിപ്പിക്കാന്‍ ‘story’ എന്ന വാക്ക് നിര്‍ദേശിച്ചത് ആരായാലും അത് ‘വാര്‍ത്താ സ്രഷ്ടാക്കളുടെ’ ഭാവനാസമ്പന്നമായ ലോകത്തെ ഏറ്റവും നന്നായി അടുത്തറിഞ്ഞുതന്നെയാകും ചെയ്തത് എന്നു തോന്നുന്നു ആദ്യം ഒരല്പം ‘ഫ്ലാഷ് ബാക്ക്’. 2009 ജൂണ്‍ കു)പ്രസിദ്ധമായ ‘ലാവലിന്‍ കേസ്’ കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നാളുകള്‍. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി പി ഐ എം-ന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ശ്രീ. പിണറായി വിജയനെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസില്‍ പ്രതിയായി ഉള്‍പ്പെടുത്താന്‍‍ സി ബി ഐ തീരുമാനിക്കുകയും അതിന് ഗവര്‍ണറുടെ അനുമതി തേടുകയും അനുമതി നല്‍കേണ്ടതില്ലെന്ന നിലപാട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പിന്‍‌ബലത്തോടെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്ന സാഹചര്യം. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുമോ അതല്ല, പ്രതിപക്ഷ കക്ഷികള്‍ പല വിധത്തില്‍ (പ്രസ്താവനകള്‍, നിവേദനങ്ങള്‍, സമ്മര്‍ദ തന്ത്രങ്ങള്‍ അങ്ങനെയങ്ങനെ ആവശ്യപ്പെട്ടുകൊണ്ടിരുന്നതു പോലെ സര്‍ക്കാരിന്റെ നിലപാടിനെ മറികടന്ന് വിവേചനാധികാരത്തിന്റെ പിന്‍‌ബലത്തില്‍ സി ബി ഐയുടെ പ്രോസിക്യൂഷന്‍ ആവശ്യത്തിന് അനുമതി നല്‍കുമോ എന്ന ആകാംക്ഷ നിറഞ്ഞു നി‍ന്നിരുന്ന ആ സാഹചര്യത്തില്‍ രണ്ടായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതൊന്നുമാവില്ല സംസ്ഥാന രാഷ്ട്രീയത്തില്‍ അല്പമെങ്കിലും താല്പര്യമുള്ളവരുടെ ശ്രദ്ധ രാജ്‌ഭവനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കെ ജൂണ്‍ മൂന്നാം തീയതി രണ്ട് പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങിയത് ശ്രദ്ധേയമായ ഒരു വാര്‍ത്തയുമായിട്ടായിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനു പിന്നാലെ സി പി എം-ന്റെ ഒരു ‘പ്രമുഖ നേതാവ്’ (പേരില്ല അഡ്വക്കേറ്റ് ജനറലിന്റെ ഒഫീസിലേക്ക് പല തവണ വിളിച്ചിരുന്നു എന്നും അഡ്വക്കേറ്റ് ജനറലിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ആ വിളികളുടെ വിശദാംശങ്ങള്‍ സി ബി ഐ ശേഖരിക്കുകയും ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു എന്നുമായിരുന്നു ‘മനോരമ’യും ‘മാതൃഭൂമി’യും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത. (‘മനോരമ’ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ പത്ര കട്ടിങ്.) അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍ സി ബി ഐ ചോര്‍ത്തിയെന്ന് സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ സി ബി ഐയോട് വിശദീകരണം തേടുകയും അത്തരത്തില്‍ ഒരു നിയമവിരുദ്ധ നടപടി തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് സി ബി ഐ വ്യക്തമാക്കുകയും ചെയ്തു. സി ബി ഐയുടെ വിശദീകരണത്തിന്റെ വെളിച്ചത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടിന്റെ സാധുത അഥവാ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുക എന്ന സാമാന്യ മാധ്യമ മര്യാദ ‘മഹത്തായ പാരമ്പര്യം’ അവകാശപ്പെടുന്ന ‘മാധ്യമ മഹാരഥി’കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ആരെങ്കിലും കരുതിപ്പോയെങ്കില്‍ തെറ്റി ഈ ‘മഹാത്മാ’ക്കളുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അല്പമെങ്കിലും പരിചയമുള്ളവരൊന്നും‍ അങ്ങനെയൊരു അമിതപ്രതീക്ഷ വെച്ചു പുലര്‍ത്തില്ല എന്നത് വേറെ കാര്യം മറ്റു പല ‘സ്റ്റോറി’കളും പോലെ ‘ഫോണ്‍ ചോര്‍ത്തല്‍ കഥ’യും ഭൂതകാലസ്മരണകളില്‍ വിലയം പ്രാപിച്ചു. ആ ‘കഥ’ അവിടെ കിടക്കട്ടെ. ഇനി നമുക്ക് ഭൂതത്തെ വിട്ട് വര്‍ത്തമാനത്തിലേക്ക് തിരിച്ചു വരാം. 2010 ഏപ്രില്‍ അവസാന വാരം. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെ തന്നെയും പ്രമുഖ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി(കള്‍) ചോര്‍ത്തി എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷമവൃത്തത്തില്‍ അകപ്പെട്ട സമയം. ‘വേണ്ടപ്പെട്ടവര്‍’ വിഷമം നേരിടുമ്പോള്‍ തങ്ങളാലാവും വിധം സഹായവുമായി ഓടിയെത്തുക എന്ന മഹത്തായ കടമ നിറവേറ്റാന്‍ അച്ചായനും കൂട്ടരും മറന്നില്ല. 2010 ഏപ്രില്‍ 25. ‘മനോരമ’യുടെ ഒന്നാം പേജില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെസ്സംബന്ധിച്ച വാര്‍ത്തയോടൊപ്പം ‘ബോക്സ് ഐറ്റം’ ആയി ഒരു ലേഖനം ‘ഫോണ്‍ ചോര്‍ത്താം; രാജ്യസുരക്ഷയ്ക്കു മാത്രം’ എന്ന തലക്കെട്ടില്‍ PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം.) (രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതു കൊണ്ട് അപ്രകാരമുള്ള ആരോപണങ്ങള്‍ ശരിയായിരിക്കാന്‍ ഇടയില്ലെന്നും അഥവാ ചോര്‍ത്തല്‍ നടന്നെങ്കില്‍ തന്നെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്തതായിരിക്കാം എന്നുമാണ് സൂചന.) ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ പൊതുഖജനാവിലെ പണം ചെലവഴിച്ച് ഫോണ്‍ ചോര്‍ത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ അധികാരപ്പെടുത്താനാവില്ല.” കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കോ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിക്കോ മാത്രമേ ഇപ്രകാരമുള്ള ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കാന്‍ അധികാരമുള്ളൂ എന്നും അതിനുള്ള അപേക്ഷ നല്‍കാന്‍ പോലും ഐ ജി തലം മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ലേഖനം തുടര്‍ന്ന് വിശദീകരിക്കുന്നു. വളരെ ശരിയായ, കാര്യമാത്രപ്രസക്തമായ ലേഖനം തന്നെ. പക്ഷേ നിയമ വ്യവസ്ഥകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ തങ്ങള്‍ തന്നെ പതിനൊന്നു മാസം മുന്‍പ് എഴുതി വിട്ട ഒരു ‘കഥ’യുടെ അടിത്തറ തോണ്ടുന്നതായില്ലേ ഈ ലേഖനം എന്ന ചിന്ത പോലും അച്ചായന്റെ ‘കഥാകൃത്തു’ക്കളുടെയൊന്നും മനസ്സില്‍ ഉയര്‍ന്നില്ലെന്നു മാത്രം അതോ തങ്ങള്‍ സമയാസമയങ്ങളില്‍ സ്വന്തം സൌകര്യവും ആവശ്യവും പോലെ അപ്പപ്പോള്‍ തോന്നുന്ന ചേരുവകള്‍ അരച്ചു കലക്കി കൊടുക്കുന്ന ‘കഥാരസായനം’ തൊണ്ടതൊടാതെ വിഴുങ്ങുന്ന വിഡ്ഢികളാണ് പൊതുജനം എന്നു കരുതിയോ?) ലേഖനത്തില്‍ പറയുന്ന വ്യവസ്ഥകളില്‍ ഒന്നു പോലും 2009 ജൂണിനു ശേഷം ‘ആവിര്‍ഭവിച്ച’തല്ല എന്നിരിക്കെ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും ‘പ്രമുഖ സി പി എം നേതാവും’ തമ്മില്‍ ‘നടന്നു എന്നു പറയപ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ എഴുതപ്പെട്ട’ ഫോണ്‍ സംഭാഷണങ്ങള്‍ സി ബി ഐ ചോര്‍ത്തിയെന്നും അപ്രകാരം (നിയമവിരുദ്ധമായി) നേടിയെടുത്ത വിവരങ്ങള്‍ മറ്റൊരു ഭരണഘടനാ സ്ഥാനമായ ഗവര്‍ണര്‍ക്ക് നല്‍കി എന്നും ‘കഥയെഴുതിയ’ത് ജനങ്ങളെ വിഡ്ഢികളാക്കാനോ അതോ സി ബി ഐ എന്ന അത്യുന്നത അന്വേഷണ സംഘം നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു എന്ന് തുറന്നുകാട്ടാനോ? ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ കഥ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന നിയമ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു ചുമ്മാ ഒരു രസത്തിനാണേയ്! ‘അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് സി പി എം-ന്റെ ഉന്നത നേതാവ് വിളിച്ച’താണല്ലോ സി ബി ഐ ചോര്‍ത്തിയ(തെന്ന് അച്ചായന്‍ കമ്പനി അവകാശപ്പെടുന്ന)ത്? അങ്ങനെയെങ്കില്‍ ചോര്‍ത്തപ്പെട്ടത് ഒന്നുകില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍, അല്ലെങ്കില്‍ സി പി എം നേതാവിന്റെ ഫോണ്‍. നോക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഫോണാണ് ചോര്‍ത്തിയത് എന്നു കരുതാനാവുമോ? അപ്പോഴതാ ലേഖനത്തിലെ ആദ്യ വാക്യം വാ പിളര്‍ന്ന് നില്‍ക്കുന്നു:‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ.’ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തന്നെ ‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണി’യുയര്‍ത്തിയോ? ഏയ് അങ്ങനെ പറയാന്‍ മാത്രമുള്ള ‘കഥയില്ലായ്മ’ അച്ചായന്റെ ‘കഥാകൃത്തുക്കള്‍’ കാണിക്കുമോ? അഡ്വക്കേറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയില്ലെന്ന് സി ബി ഐ തന്നെ അദ്ദേഹത്തെ രേഖാമൂലം അറിയിച്ചിട്ടുമുണ്ടല്ലോ. അപ്പോള്‍പ്പിന്നെ ചോര്‍ത്തിയത് സി പി എം നേതാവിന്റെ ഫോണായിരിക്കണം. വരട്ടെ. നോക്കാം. സി പി എം നേതാവിന്റെ ഫോണില്‍ എന്തൊക്കെ സംഭാഷണങ്ങള്‍ നടക്കാം? ഒന്നുകില്‍ വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബ കാര്യങ്ങള്‍ അല്ലെങ്കില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒക്കെ. അപ്പോഴോ? ദാണ്ടെ കിടക്കുന്നു വാക്യം നമ്പര്‍ രണ്ട്: ‘രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ’ ഫോണ്‍ ചോര്‍ത്താന്‍ പറ്റില്ലെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ എഴുതി വിട്ട ‘കഥ’കളില്‍ ഒരെണ്ണമെങ്കിലും വെറും ‘കഥയില്ലായ്മ’ മാത്രമായിരുന്നു എന്ന് പതിനൊന്നു മാസത്തിനു ശേഷം അച്ചായനും കൂട്ടരും ‘ആരുമറിയാതെ’ സമ്മതിച്ചിരിക്കുന്നു എന്നു തന്നെ! സത്യസന്ധമായ നിസ്വാര്‍ഥ ജനസേവനമല്ലാതെ മറ്റു യാതൊരു വിധ ‍താല്പര്യങ്ങളുമില്ലാത്ത അച്ചായന്മാരുടെയും വീരന്മാരുടെയും ‘ഫാക്ടറി’കളില്‍ രാവും പകലും പേനയുന്തിയും കട്ടയടിച്ചും വളര്‍ന്നു വരുന്ന ഭാവനാസമ്പന്നരായ കഥാകൃത്തുക്കളില്‍ നിന്ന് ഉറവെടുക്കുന്ന ഇതുപോലുള്ള കഥകള്‍ തുടര്‍ന്നും അനര്‍ഗളം പ്രവഹിക്കുമെന്ന് ദശലക്ഷക്കണക്കിന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. സത്യസന്ധവും കാര്യമാത്രപ്രസക്തവുമായ ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പാവം കഥാകൃത്തുക്കളുടെ സര്‍ഗശേഷിയും ആത്മവീര്യവും ‘ചോര്‍ത്തി’ക്കളയുന്ന ‘കടും‌കൈകള്‍’ ഇനിയെങ്കിലും ആവര്‍ത്തിക്കരുത് എന്നും താല്പര്യപ്പെടുന്നു! കടപ്പാട്: ‘മനോരമ’ പത്രത്തിന്റെ കോപ്പി ലഭ്യമാക്കിയ ‘ദേശാഭിമാനി’ കണ്ണൂര്‍ യൂണിറ്റ്; പത്ര കട്ടിങ് സ്കാന്‍ ചെയ്ത് അയച്ചു തന്ന സുഹൃത്ത് ഭാനുപ്രകാശ് എന്നിവരോട്. Labels: ഫോണ്‍ ചോര്‍ത്തല്‍, മനോരമ, രാഷ്ട്രീയം, വ്യാജവാര്‍ത്ത ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ഷഹീദ് സന്തോഷവും നന്ദിയും അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാന വിജയിയെ തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധിയായ റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ഷഹീദ് സന്തോഷവും നന്ദിയും അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാന വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി ഇന്ത്യന്‍ രൂപ) നേടിയത് ലബനോനില്‍ നിന്നുള്ള ജോര്‍ജസ് ദിബ് ആണ്. 063241 എന്ന ടിക്കറ്റ് നമ്പരാണ് വന്‍ തുകയുടെ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് 168630 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഫിലിപ്പീന്‍സ് സ്വദേശി റൊണാള്‍ഡോ ബോങ്കാസന്‍ ആണ്. ഇന്ത്യക്കാരനായ ഹരി കൃഷ്ണ മൈനേനി വീരയ്യ മൈനേനിയ്ക്കാണ് നാലാം സമ്മാനമായ 90,000 ദിര്‍ഹം ലഭിച്ചത്. ഇദ്ദേഹം വാങ്ങിയ 162485 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള രവി ദേവിയാലയം ആണ്. 241950 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടി കൊടുത്തത്. 60,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് സിറിയയില്‍ നിന്നുള്ള തിയോഡോര്‍ ഡാന്‍ഹാഷാണ്. 163109 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിയായത് ഇന്ത്യക്കാരനായ സന്തോഷ് കുമാര്‍ യാദവാണ്. 019692 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. ബിഎംഡബ്ല്യൂ 420ഐ കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. Gulf News കാര്‍ തലകീഴായി മറിച്ച് അഭ്യാസപ്രകടനം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ, 21കാരന്‍ അറസ്റ്റില്‍ Fire ഒമാനില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു Gulf News സൗദി കിരീടാവകാശി നാളെ ഒമാന്‍ സന്ദര്‍ശിക്കും Gulf News നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 14,000ത്തിലേറെ പേര്‍ Gulf News വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി Vande mataram വന്ദേമാതരം മതവിരുദ്ധം ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ Drug Party തിരുവനന്തപുരത്തെ റിസോർട്ടിൽ ലഹരി പാർട്ടി, സംഘാടകരും അതിഥികളും പിടിയിൽ Gulf News കാര്‍ തലകീഴായി മറിച്ച് അഭ്യാസപ്രകടനം; സോഷ്യല്‍ മീഡിയയില്‍ വീഡിയോ, 21കാരന്‍ അറസ്റ്റില്‍ Ola Electric ഡെലിവറിക്ക് തയ്യാറായി ഒല സ്‍കൂട്ടറുകള്‍ പച്ചക്കറി ഏജന്‍റിനെ കൊള്ളയടിച്ച സംഭവം; മുഴുവന്‍ പ്രതികളും പിടിയില്‍, 10 ലക്ഷം രൂപയും കണ്ടെടുത്തു Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് മനുഷ്യ ശരീരത്തിലെ ഊഷ്മാവും സ്പർശനവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (റിസപ്റ്റർ കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡം പെറ്റപൗടെയ്ൻ എന്നിവർക്ക് 2021- ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഇന്ത്യ -ശ്രീലങ്ക മിത്രശക്തി സംയുക്ത സൈനിക അഭ്യാസം തിങ്കളാഴ്ച ശ്രീലങ്കയിലെ കിഴക്കൻ ജില്ലയായ അംപാരയിൽ തുടങ്ങി. കേരളത്തൽ പുതിയ ഇനം നിശാ ശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ചു മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ ‘തോട്ടപ്പള്ളി തച്ചൻ’ എന്നാണ് മലയാളത്തിൽ പേരിട്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. കയ്യൂർ സമരത്തോടനുബന്ധിച്ച് സുബ്ബരായൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും… വായന മത്സരങ്ങളിൽ പൊതു വിജ്ഞാനവിഭാഗത്തിൽ നിന്നും വരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഓമന തിങ്കൾ കിടാവോ എന്ന താരാട്ടു ഗീതത്തിന്റെ രചയിതാവ് ആര് ഇരയിമ്മൻ തമ്പി 1957… കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം 'കേരള സുഭാഷ് ചന്ദ്ര ബോസ്' എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി? മുഹമ്മദ്‌ അബ്ദു റഹിമാന്‍ സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ വൈകുണ്ഠ സ്വാമികള്‍ വി ടി… Red Cross Quiz, റെഡ്ക്രോസ് ക്വിസ് യുദ്ധക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ലോകത്തിലെ ഏറ്റവും വലിയ സംഘടന? റെഡ്‌ക്രോസ്‌ അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റിയുടെ… ഇന്ത്യയുടെ ദേശീയ വൃക്ഷം അരയാൽ ഇന്ത്യയുടെ ദേശീയ മൃഗം? ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ പക്ഷി? മയിൽ ഇന്ത്യയുടെ ദേശീയ പുഷ്പം? താമര ഇന്ത്യയുടെ ദേശീയ… സംസ്ഥാന സർക്കാർ നൽകുന്ന സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം 2021 ൽ ലഭിച്ച സാഹിത്യകാരി പി വത്സല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആദിവാസികൾക്കുള്ള… ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സുരക്ഷയുടെ പേരില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളെന്നും ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് എത്താന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് പല ബുദ്ധിമുട്ടുകളുമാണ് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'യഥാര്‍ത്ഥത്തില്‍ പൊലീസ് ഭരണമാണ് അവിടെ നടക്കുന്നത്. ഭക്തര്‍ക്ക് പകല്‍സമയത്ത് പോലും യഥേഷ്ടം പമ്പയിലോ സന്നിധാനത്തോ എത്താന്‍ അനുവാദം നിഷേധിക്കുന്നു അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍വരെ ലഭ്യമാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി അവിടെ എത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കോ കുടിവെള്ളം, ഭക്ഷണം, എന്നിവയ്‌ക്കോ വിരിവെച്ച് വിശ്രമിക്കുന്നതിനോ പോലുമുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്' അദ്ദേഹം പറഞ്ഞു. മുട്ടുമടക്കില്ല; സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് നിയമ വിരുദ്ധമായെന്നും ശ്രീധരന്‍പിള്ള ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധിയുടെ നിയമ നിര്‍മ്മാണം നടക്കുന്നഅവസരത്തില്‍ ഭരണഘടനാബെഞ്ചിലെ ഏക വനിതാ അംഗം മാറിനിന്നത് ശ്രദ്ധേയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ആചാരനുഷ്ഠാനുങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ട് ബഹുഭൂരിപക്ഷം സ്ത്രീകളും നാമജപപ്രതിഷേധവുമായി രംഗത്തുവരുമ്പോഴും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിടുക്കത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അമ്മ മരിച്ചതിന്‍റെ പുല മാറാതെയെന്ന് കടകംപള്ളി 'വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, ഒരു യുദ്ധസമാനമായ രീതിയില്‍ പൊലീസിനെ വിന്യസിച്ച് അവരുടെ നിയന്ത്രണത്തിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അന്യായമായ നീക്കമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത് സുകുമാരന്‍ നായര്‍ പറഞ്ഞു. ആചാരങ്ങള്‍ പാലിച്ചുവരുന്ന ഭക്തരെ യാതൊരു നീതീകരണവുമില്ലാതെ തടയുകയും അവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്ന നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനെ വഴിതെളിയിക്കൂവെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും: NSS Norovirus| തൃശ്ശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാധ; രോഗികളുടെ എണ്ണം 60 ആയി Mullaperiyar മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ഒന്‍പത് ഷട്ടറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം 'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കടയില്‍ വെച്ച് മദ്യം കഴിച്ച രണ്ടു യുവാക്കള്‍ മരിച്ചു;വ്യാജമദ്യമെന്ന് സൂചന; ദ്രാവകവും ഗ്ലാസ്സുകളും കണ്ടെടുത്തു Lightning വിദ്യാര്‍ത്ഥിയുടെ കാല് തുളച്ച് മിന്നല്‍; കാലില്‍ ദ്വാരം; ഗുരുതര പരിക്ക് Vaccine കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി സര്‍ക്കാര്‍ തീരുമാനം ഇന്ന്‌ Kerala Rains സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് എംസി റോഡിൽ യുവാവിന്‍റെ അപകട മരണം: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് ഇടിച്ചു തെറിപ്പിച്ചയാൾ അറസ്റ്റിൽ Vaccine കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് Norovirus| തൃശ്ശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാധ; രോഗികളുടെ എണ്ണം 60 ആയി Omicron വിദേശത്തുനിന്ന് എത്തിയ 14 പേര്‍ ഉത്തരാഖണ്ഡില്‍ നിരീക്ഷണത്തില്‍; ആറു പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് Mullaperiyar മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ഒന്‍പത് ഷട്ടറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം Parag Agrawal ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക് Omicron വിദേശത്തുനിന്ന് എത്തിയ 14 പേര്‍ ഉത്തരാഖണ്ഡില്‍ നിരീക്ഷണത്തില്‍; ആറു പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് Mullaperiyar മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; ഒന്‍പത് ഷട്ടറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം Parag Agrawal ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക് യുപിയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബുർജ് ഖലീഫയെക്കാൾ ഉയരമുണ്ടോ മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രി പങ്കജ മുണ്ടെയുടെ എഡിറ്റ് ചെയ്ത ചിത്രം തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നു. FACT CHECK: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്… കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്നും ജനങ്ങൾ ഞ by Vasuki S FACT CHECK: അമേരിക്കയിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം… ഭക്ഷണത്തിനെ ‘ഹലാല്‍’ ആക്കാന്‍ അതില്‍ തുപ്പുന്നതിന്‍റെ ദ by Mukundan K FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല… മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് by Vasuki S FACT CHECK: ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല… ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില by Mukundan K FACT CHECK: ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ… പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട്ടിലെ നാം തമിഴര് by Mukundan K FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ വസ്‌തുത അറിയാം വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തു by Dewin Carlos FACT CHECK: അജിത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ നിവേദനം ഒപ്പിട്ടു നല്‍കിയെന്ന് തെറ്റായ പ്രചരണം… FACT CHECK: ചിത്രം കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെതല്ല, ഗുജറാത്ത് സോമനാഥ ക്ഷേത്രത്തിന്‍റെതാണ്… FACT CHECK: മലേഷ്യയിലെ 5 കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം… FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം… FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം.. Benny raphel commented on FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം വസ്‌തുത അറിയാം BFF Ninan Chacko commented on FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…: Sorry without knowing the facts forwarded Vineetha commented on FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…: Ok വിഭാഗങ്ങള്‍ Select Category Coronavirus (83) Explanatory (1) Tech (1) Visual (17) അന്തര്‍ദേശിയ (5) അന്തര്‍ദേശിയ൦ (137) അന്തര്‍ദേശീയ (21) അന്തര്‍ദ്ദേശീയ൦ (34) അന്താരാഷ്ട്രീയം (4) അന്തർദേശിയ൦ (69) അപൂര്‍വ്വ പുഷ്പ്പം (2) അലൌകികം (7) ആക്രമണം (1) ആന്തര്‍ദേശീയം (2) ആരോഗ്യം (84) കലാപം (7) കായികം (2) കുറ്റകൃത്യം (20) കൌതുകം (57) കൗതുകം (36) ചരിത്രം (12) ദേശിയ (16) ദേശിയം (169) ദേശിയ് (2) ദേശീയം (246) നിയമം (2) നൈസര്‍ഗിക (1) പര്യടനം (1) പുഷ്പം (1) പ്രതിരോധം (1) പ്രാദേശികം (77) രാഷ്ട്രീയം (1,187) വര്‍ഗീയം (4) വിനോദം (17) വ്യാജ വാർത്ത (4) ശാസ്ത്രം (5) സഞ്ചാരം (2) സമുഹികം (9) സമ്പത്ത് (1) സാങ്കേതികം (10) സാമുഹികം (27) സാമൂഹികം (547) സാമ്പത്തികം (5) സാമ്പത്തികമായ (1) സാംസ്കാരികം (6) സാംസ്‌കാരികം (1) സാംസ്ക്കാരികം (1) സിനിമ (1) നഴ്‌സസ് ക്ഷേമനിധിയിൽ നിന്നും സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം can apply for scholarship from nurses welfare fund നഴ്‌സസ് ക്ഷേമനിധിയിൽ നിന്നും സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേനെ ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേനെ ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ കൊടുത്തിരിക്കണം. താമസിച്ചു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കോഴ്‌സ് തീരുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുക. India Skills 2021 ഇന്ത്യ സ്കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ ഒന്നാമതായി കേരളം; 16 സ്വർണം 16 വെള്ളി Armed Force Vacancies സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകൾ; കരസേനയിൽ 7476 നേവിയിൽ 1265, എയർഫോഴ്സിൽ 621 Media Academy കോളജ് മാഗസിനുകള്‍ക്കുളള മീഡിയ അക്കാദമി ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി; ഡിസംബർ 25നകം എൻട്രികൾ Apprenticeship തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പ്; 7000 രൂപ സ്റ്റൈപെൻഡ് സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് സിഇഒ; വൈറലായി വീഡിയോ UCL മിന്നും ജയവുമായി പിഎസ്‌ജി; പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോണല്‍ മെസി; എംബാപ്പേയ്‌ക്കും ചരിത്ര നേട്ടം Sandeep Murder സന്ദീപ് വധം: തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്കുനേരെ ജനരോഷം, അഞ്ച് മിനിറ്റില്‍ പൊലീസ് മടങ്ങി Boat caught fire കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു Ashes ആഷസ് പോര് തുടങ്ങി, ഓസീസ് മിന്നലാക്രമണത്തില്‍ തല തകര്‍ന്ന് ഇംഗ്ലണ്ട്; ഗാബയില്‍ ബാറ്റിംഗ് ദുരന്തം രോഗം മൂര്‍ച്ഛിച്ചിട്ടും ആശുപത്രിയില്‍പോകാതെ ഭര്‍ത്താവിന്റെ മന്ത്രവാദം; മരിച്ച നൂര്‍ജഹാന്റെ ഇന്‍ക്വസ്റ്റ് ഇന്ന് Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? T20 World Cup| രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു: രോഹിത് ശര്‍മ ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെയാണ് രോഹിത്തിന്റെ പ്രസ്താവന. അബുദാബി: കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിനെ (Rahul Dravid) ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ പരിശീലകനായി പ്രഖ്യാപിച്ചത്. ഇതിനെ കുറിച്ച് ഇപ്പോഴത്തെ നായകന്‍ വിരാട് കോലി (Virat Kohli) ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല. രവി ശാസ്ത്രിയും (Ravi Shastri) ഇക്കാര്യത്തില്‍ മൗനം പാലിച്ചു. എന്നാല്‍ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് ദ്രാവിഡിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെയാണ് രോഹിത്തിന്റെ പ്രസ്താവന. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത്. മത്സരത്തിനിടെ ആയിരുന്നതുകൊണ്ടുതന്നെ ദ്രാവിഡ് പരിശീലകനായ കാര്യം രോഹിത് അറിഞ്ഞിരുന്നില്ല. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടോ എന്നാണ് രോഹിത് ആദ്യം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചത് തന്നെ. അതേയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ രോഹിത് ദ്രാവിഡിനെ കുറിച്ച് സംസാരിച്ചു. T20 World Cup| ഇന്ത്യ- അഫ്ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷമായി പ്രതികരിച്ച് പാക് ഇതിഹാസങ്ങള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. രോഹിത്തിന്റെ വാക്കുകള്‍ ദ്രാവിഡ് പരിശീലകനാവുമെന്നുള്ള കാര്യം ഔദ്യോഗികമായോ മത്സരത്തില്‍ ആയിരുന്നതുകൊണ്ട് ഒന്നും അറിയാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനാണ് ദ്രാവിഡ്. ടീമിലേക്ക് മറ്റൊരു വേഷത്തില്‍ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങള്‍. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് രോഹിത് വ്യക്തമാക്കി. T20 World Cup| 15 ദിവസത്തെ ഇടവേള പോലുമില്ല; ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് തിരക്കേറിയ ഷെഡ്യൂളും കാരണമാണ് ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിലാണ് ദ്രാവിഡ് പരിശീകസ്ഥാനം ഏറ്റെടുക്കുക. ഇതുവരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായിരുന്നു ദ്രാവിഡ്. കൂടാതെ ഇന്ത്യയുടെ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും ദ്രാവിഡിനുണ്ട്. Ajaz Patel മുംബൈ ഓര്‍മ്മയ്‌ക്ക് മുംബൈയില്‍ തന്നെ; 10 വിക്കറ്റ് നേടിയ പന്ത് അജാസ് പട്ടേല്‍ ചെയ്‌തത് IND vs SA ദക്ഷിണാഫ്രക്കക്കെതിരെ ആദ്യ ടെസ്റ്റില്‍ അയാളെ കളിപ്പിക്കരുത്, അന്തിമ ഇലവനെ നിര്‍ദേശിച്ച് ലക്ഷ്മണ്‍ Ashes 2021-22 ആഷസ് പോരിന് നാളെ ഗാബയില്‍ കൊടിയേറ്റം; ജയിംസ് ആന്‍ഡേഴ്‌സണ്‍ ആദ്യ ടെസ്റ്റിനില്ല IND vs SA ദക്ഷിണാഫ്രിക്കക്കെതിരെ അശ്വിനെ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് പേസര്‍ SAvIND ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റിയേക്കും റിപ്പോര്‍ട്ട് Mullaperiyar മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെന്ന് ശബ്‍ദമുയർത്തി പറയാൻ സര്‍ക്കാര്‍ തയ്യാറാകണം: വിനയൻ ATM cash withdrawals തോന്നുംപോലെ വലിക്കല്ലേ, കൈ പൊള്ളും! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു വഖഫ് ബോർഡിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി, സ്വത്തുക്കൾ നഷ്ടപ്പെടുത്തി; സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം Gulf News ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയില്‍ Mullaperiyar മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സതീശൻ, സർക്കാർ ആരെയോ ഭയപ്പെടുന്നു? ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ Mullaperiyar| വിവാദ മരംമുറി; തീരുമാനം എടുക്കാൻ കഴിഞ്ഞ വ‌ർഷം തന്നെ വനം സെക്രട്ടറി ആവശ്യപ്പെട്ടു, കത്ത് പുറത്ത് ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഒഴിഞ്ഞുമാറുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുവരുന്നത്. തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ വർഷം തന്നെ വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി നിർദ്ദേശം നൽകിയതിൻ്റെ രേഖ പുറത്ത്. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻഡ് ചെയ്ത് സർക്കാർ ഒഴിഞ്ഞുമാറുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൂടുതൽ പങ്ക് പുറത്തുവരുന്നത്. അതിനിടെ മരംമുറി ഉത്തരവ് റദ്ദാക്കിയ നടപടി തമിഴ്നാട് സുപ്രീംകോടതിയിൽ ഉന്നയിച്ചതിൽ പ്രതികരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തയ്യാറായില്ല. മരംമുറിക്കുള്ള അനുമതിക്കായി കഴിഞ്ഞ ഒക്ടോബർ 19നാണ് വനം പ്രിൻസിപ്പിൽ സെക്രട്ടറി കത്ത് നല്‍കിയത്. ബേബി ഡാം ബലപ്പെടുത്താൻ മരംമുറിക്ക് അനുമതി വേഗത്തിലാക്കാനാണ് കത്തിലെ നിർദ്ദേശം. അതിവേഗം നടപടി എടുത്ത് റിപ്പോർട്ട് നൽകാനാണ് പിസിസിഎഫ് അടക്കം വകുപ്പിലെ നാല് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എല്ലാം അറിഞ്ഞു എന്നതിൻ്റെ നിരവധി തെളുവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിനിടെയാണ് വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയുടെ കത്ത് കൂടി പുറത്താകുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ നി‍ർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഇക്കഴിഞ്ഞ അഞ്ചിന് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡനും പിഎസിസിഎഫുമായി ബെന്നിച്ചൻ തോമസ് മരംമുറിക്ക് അനുമതി നൽകിയത് എന്നും ഒരിക്കൽ കൂടി വ്യക്തമാകുന്നു. അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിൻ്റെ കാര്യത്തിലും മരംമുറി ഉത്തരവിലും ജലവിഭവ വകുപ്പ് മന്ത്രി ഇപ്പോഴും വ്യക്തമായ വിശദീകരണം നൽകുന്നില്ല. എന്നാല്‍, മരംമുറിക്കാധാരമായ നവംബർ ഒന്നിലെ യോഗം നടന്നില്ലെന്ന് ആവർത്തിക്കുകയാണ് റോഷി അഗസ്റ്റിൻ. തമിഴ്നാട് മരംമുറി വിവാദം കോടതിയില്‍ ആയുധമാക്കിയതിലും മന്ത്രി മൗനം തുടരുകയാണ്. നവംബർ ഒന്നിലെ യോഗമില്ലെന്ന് റോഷി അഗസ്റ്റിൻ ആവർത്തിക്കുമ്പോൾ യോഗത്തിൻ്റെ മിനുട്സ് കണ്ടെന്ന് നിയമസഭയിൽ നൽകിയ മറുപടി ഇതുവരെ വനംമന്ത്രി തിരുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും മൗനം തുടരുന്നു. Police Atrocities വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി Mullaperiyar തമിഴ്നാട് സാമാന്യമര്യാദ ലംഘിച്ചു മുല്ലപ്പെരിയാറിൽ ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി Doctors Strike പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത, സമരം തുടരാൻ ഒരു വിഭാഗം Sandeep Murder സന്ദീപ് വധം: തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ക്കുനേരെ ജനരോഷം, അഞ്ച് മിനിറ്റില്‍ പൊലീസ് മടങ്ങി Boat caught fire കൊല്ലം അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു Police Atrocities വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി Pinarayi Vijayan സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി Mike അനശ്വര രാജൻ ചിത്രം 'മൈക്കി'ന്റെ'ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു Mullaperiyar തമിഴ്നാട് സാമാന്യമര്യാദ ലംഘിച്ചു മുല്ലപ്പെരിയാറിൽ ഇനി കടുത്ത നിലപാടെന്ന് റവന്യൂ മന്ത്രി Nagaland Firing പ്രകോപനമില്ലാതെ സേന നേരിട്ട് വെടിവയ്ക്കുകയായിരുന്നു; വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളി Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? മുനവ്വറലി തങ്ങളും പി.കെ.ഫിറോസും യൂത്ത് ലീഗ് തലപ്പത്ത് തുടരും: ടി.പി അഷ്റഫലി സെക്രട്ടേറിയറ്റിൽ നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന നജീബ് കാന്തപുരത്തെ പ്രായപരിധി കണക്കിലെടുത്ത് സമിതിയിൽ നിന്നും ഒഴിവാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് തുടരാൻ മുനവ്വറലിക്ക് തങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും നേരത്തെ വൈസ് പ്രസിഡൻ്റായിരുന്ന നജീബ് കാന്തപുരത്തെ പ്രായപരിധി കണക്കിലെടുത്ത് സമിതിയിൽ നിന്നും ഒഴിവാക്കി. അധ്യക്ഷ സ്ഥാനത്തേക്ക് തുടരാൻ മുനവ്വറലിക്ക് തങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും. ഇതിൽ തടസ്സമില്ലെന്നും പാണക്കാട് കുടുംബാംഗങ്ങൾക്ക് പ്രത്യേക ഇളവ് നൽകാറുണ്ടെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഹരിത വിവാദത്തിൽ മുൻഭരണസമിതിയെ പിന്തുണച്ച് സംസാരിച്ച ടി.പി.അഷ്റഫലിയെ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിലേക്ക് പരിഗണിക്കാത്തതിൽ ഒരു വിഭാഗം എതി‍ർപ്പുയ‍ർത്തി. അഷ്റഫലിയെ അവഗണിക്കുന്നതായും പരാതിയു‍ർന്നു. കോഴിക്കോട്ടേയും മലപ്പുറത്തേയും ചില യുവനേതാക്കളെ ഭരണസമിതിയിൽ നിന്നും മാറ്റി നി‍ർത്തിയും വി‍മർശനത്തിനിടയാക്കി. തർക്കത്തെ തുടർന്ന് 6 പേരെ ഉൾപ്പെടുത്തി പ്രത്യേക യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചു. ടി.പി. അഷ്റഫലിയേയും ഭരണസമിതിയിൽ നിന്നും ഒഴിവാക്കിയ ചില നേതാക്കളെയുമാണ് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഇങ്ങനെയൊരു ഘടകം ഭരണസമിതിയുടെ ഭാഗമായി വരുന്നത്. കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നെങ്കിലും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ ഭരണഘടന അനുവദിക്കാത്തതിനാലാണ് സാധിക്കാതെ പോയതെന്ന് പിഎംഎ സലാം പറഞ്ഞു. യൂത്ത് ലീഗ് നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം വേണമെന്ന് തീരുമാനിച്ചതാണ്. രണ്ട് വർഷം മുമ്പുള്ള മെമ്പർഷിപ്പ് പ്രകാരമാണ് ഇപ്പോഴത്തെ സമിതി രൂപീകരിച്ചത്. അതുകൊണ്ടാണ് വനിതകൾ ഇല്ലാത്തത്. ഇപ്പോൾ വിതരണം ചെയ്യുന്ന മെമ്പർഷിപ്പിൽ വനിതകളുണ്ട്. രണ്ട് വർഷത്തിന് ശേഷം ഭാരവാഹി സ്ഥാനത്ത് വനിതകൾ ഉണ്ടാവുമെന്നും പിഎംഎ സലാം പറഞ്ഞു. ടിപി അഷ്റഫലി ഹരിതയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും അഷ്റഫലിയെ ഭാരവാഹിയാക്കുമെന്നത് മാധ്യമങ്ങളിലെ വാ‍ർത്ത മാത്രമാണെന്നും സലാം പറഞ്ഞു. വീണ്ടും അധ്യക്ഷസ്ഥാനത്ത് തുടരാനാവുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും വ‍ർഗീയ ശക്തികൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ - ജനറൽ സെക്രട്ടറി പി കെ ഫിറോസ് Doctors Strike ആരോഗ്യവകുപ്പിൽ സമരപരമ്പര: ഡോക്ടർമാർക്ക് നിൽപ്പ്സമരം, എമർജൻസിഡ്യൂട്ടിക്ക് പി.ജി ഡോക്ടർമാരില്ല Waqaf വഖഫ് വിഷയത്തിൽ സമസ്തയെ അനുനയിപ്പിച്ച് സർക്കാർ, ബില്ലിൽ വിശദമായ ചർച്ചയെന്ന് ഉറപ്പ് വഖഫ് ബോർഡിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി, സ്വത്തുക്കൾ നഷ്ടപ്പെടുത്തി; സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം Mullaperiyar മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സതീശൻ, സർക്കാർ ആരെയോ ഭയപ്പെടുന്നു? Omicron: ഒമിക്രോണിൽ കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെഗറ്റീവ് Katrina Vicky Kaushal Wedding വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹം, സണ്ണി കൗശലിന്റെ കാമുകിയും അതിഥി SA vs IND സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, രണ്ട് പുതുമുഖങ്ങള്‍; ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക GJ 367b ഒരുവർഷമെന്നാൽ ഇവിടെ വെറും എട്ട് മണിക്കൂർ, പുതിയ ഗ്രഹം കണ്ടെത്തി, കൊടും ചൂടും Doctors Strike ആരോഗ്യവകുപ്പിൽ സമരപരമ്പര: ഡോക്ടർമാർക്ക് നിൽപ്പ്സമരം, എമർജൻസിഡ്യൂട്ടിക്ക് പി.ജി ഡോക്ടർമാരില്ല Waqaf വഖഫ് വിഷയത്തിൽ സമസ്തയെ അനുനയിപ്പിച്ച് സർക്കാർ, ബില്ലിൽ വിശദമായ ചർച്ചയെന്ന് ഉറപ്പ് ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ സൗദിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് കമ്പനി രജിസ്റ്റര്‍ ചെയ്യാം saudi launched service to start business from outside Kingdom വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍, തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷന്‍ നടത്തണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) നിക്ഷേപം(investment) നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍(business licenses) നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. വിദേശത്ത് നിന്ന് ഓണ്‍ലൈന്‍ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍, തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷന്‍ നടത്തണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ നടപടി പൂര്‍ത്തിയാക്കിയാല്‍ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ട്. മൂന്നാമത്തെ ഘട്ടം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) നടപടി പൂര്‍ത്തിയാക്കലാണ്. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതൊടെ സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ അവസാനിക്കും. ഇത് സംബന്ധിച്ച് വിവിധ ഭാഷകളില്‍ വ്യാപകമായ മാര്‍ക്കറ്റിങ് കാമ്പയിന്‍ നടത്തും. സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും. ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. സൗദി അറേബ്യയിൽ 42 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം Gulf News തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു Gulf News ഒമാനില്‍ മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക് Gulf News ഭര്‍‌ത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി കാമുകന് നല്‍കിയ യുവതിക്ക് ശിക്ഷ വിധിച്ചു UAE New Weekend യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റം ഉള്‍ക്കൊള്ളാന്‍ മന്ത്രിയുടെ ആഹ്വാനം Citroen C3 Spied ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3 SA vs IND 2021-22 അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും തുടരുമോ? ടെസ്റ്റ് ടീം പ്രഖ്യാപനം ഇന്ന് Tomato price കാലാവസ്ഥ ഓകെയായി, തക്കാളി വില താഴോട്ട്; കേരളത്തില്‍ മാറ്റമില്ല A K Saseendran കേരളാ ഹൗസിൽ വീണ് പരിക്കേറ്റു, മന്ത്രി എ കെ ശശീന്ദ്രൻ തിരികെ നാട്ടിലേക്ക് Muddy മഡ്ഡി തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന സിനിമ; മലയാളത്തിൽ ശബ്ദ വിസ്മയം ഒരുക്കാൻ രവി ബസ്‌റൂര്‍ Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമത്; നേട്ടം ബ്രസീലിനെ മറികടന്ന്; കോവിഡ് മഹാമാരി കാരണം ചരക്കുനീക്കത്തെ ബാധിച്ചത് അവസരമാക്കിയത് ഇന്ത്യ ചാൾസും ഹാരിയും സംസാരിച്ചിട്ട് മാസങ്ങൾ; മേഗന്റെ വാക്ക് കേട്ട് പരസ്യമായി മകൻ തള്ളിപ്പറഞ്ഞതിൽ മനം നൊന്ത് അച്ഛൻ; ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ വിള്ളൽ രൂക്ഷമാകുന്നു ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന് നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ 'വികൃതി ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം മഹിളാ കോൺഗ്രസ് അധ്യക്ഷയായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത; ജോജു വിവാദത്തിൽ ഗ്രൂപ്പു മറന്ന് പ്രതിഷേധത്തിന് ഇറങ്ങിയതും തുണയായി; യൂത്ത് കോൺഗ്രസിലേക്ക് കോട്ടയത്തുകാരൻ എത്തുമോ? കണ്ണൂരിലെ അഭിമാന പോരാട്ടത്തിൽ ജയിച്ച സുധാകരൻ തന്ത്രങ്ങളുമായി വീണ്ടും; കെപിസിസിയിൽ പുനഃസംഘടന ഗ്രൂപ്പുകൾക്ക് അതീതമാകും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ്; 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പ് സമാധാനപരം; ജനവിധി തേടിയത് 115 സ്ഥാനാർത്ഥികൾ; വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 ന് ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ 'എന്ത് യുപിഎ' പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽ സമരത്തിൽ നിന്ന് പിന്മാറിയാൽ കേസ് പിൻവലിക്കുമെന്നുൾപ്പടെ അഞ്ചിന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് കേന്ദ്രം; തീരുമാനങ്ങൾ സ്വാഗതാർഹമെന്ന് കർഷക സംഘടന നേതാക്കൾ; സമരം പിൻവലിക്കുന്നതിൽ നാളെ തീരുമാനം ആൽബെർട്ടോ നൊഗ്വേരയ്ക്ക് ഇരട്ടഗോൾ എഫ്സി ഗോവയ്ക്ക് ആദ്യജയം; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് 3-2 ന് ഒരു 'സർപ്രൈസ്' വരാനുണ്ട്; രണ്ടാം ഇന്നിങ്‌സിനെക്കുറിച്ച് വീണ്ടും സൂചനകൾ നൽകി യുവരാജ് സിങ്; സമൂഹമാധ്യമങ്ങളിലൂടെ ലഘു വിഡിയോ പങ്കുവച്ചും താരം; ആകാംഷയിൽ ആരാധകർ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ; ആദ്യ മത്സരത്തിനുള്ള 12 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സ്റ്റോക്‌സ് തിരിച്ചെത്തി; ആൻഡേഴ്സണും ബെയർസ്റ്റോയുമില്ല; കമ്മിൻസിനു കീഴിൽ മുന്നേറാൻ ഓസ്‌ട്രേലിയ നോർട്യയും റബാഡയും തിരിച്ചെത്തി; അരങ്ങേറ്റത്തിന് റിക്കെൽടണിനും മഗാളയ്ക്കും; ഡീൻ എൾഗാർ നയിക്കുന്ന ടീമിൽ ഡ്വെയ്ൻ ഒളിവറും; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അച്ഛന്റെ കരണത്തടിച്ചു; പേടിച്ചുപോയെന്ന് മകൾ; പിഴയീടാക്കാം, മുഖത്ത് അടിക്കുന്നത് എന്തിനെന്ന് പിതാവും; തെലങ്കാനയിൽ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ മുഖത്തടിച്ച് പൊലീസ്; വീഡിയോ വൈറൽ പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി കുഞ്ഞിളം കയ്യിൽ ഒലിവിലയും ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം ആമസോൺ സെർവർ ഡൗൺ ആയതോടെ ലോകത്തിന്റെ ശ്വാസം നിലച്ചു; സാധനങ്ങൾ ഡെലിവറി ചെയ്യാനാകാതെ ഏജന്റുമാർ വഴിയിൽ കുത്തിയിരുന്നു; ഉപ്പ് മുതൽ കർപ്പൂരം വരെ ആമസോണിലേക്ക് മാറ്റിയ ലോകം പകച്ചു പോയ ദിവസം മുഖ്യമന്ത്രിയുടെ ഉപദേശക ആയപ്പോൾ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ ഇനി ഐഎംഎഫ് തലപ്പത്ത്; ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്; ഓമിക്രോൺ കാലത്തെ മാക്രോ ഇക്കണോമിക് വെല്ലുവിളികൾ നേരിടാൻ മലയാളി സാമ്പത്തിക വിദഗ്ധ ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ തങ്ക അങ്കി ഘോഷയാത്രയ്ക്ക് 22ന് തുടക്കമാകും; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും 26നും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മാതാവാകുന്നു മൈക്ക്' ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി; ചിത്രമെത്തുന്നത് വൻതാരനിരയോടെ നിറഞ്ഞാടി അല്ലു അർജുൻ; മൊട്ടത്തലയുമായി 'വില്ലൻ' ഫഹദും പുഷ്പ' ട്രെയ്ലർ ഹിറ്റ് നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്നെ മിന്നൽ മുരളിയെത്തും മിന്നൽ മുരളി'യുടെ ആദ്യ പ്രീമിയർ ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ 'മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം ഡിസംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട് കന്നഡ നടനും നിർമ്മാതാവും സംവിധായകനുമായ ശിവറാം അന്തരിച്ചു; വിടവാങ്ങിയത് ആറു പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്ന താരം പേരമകൻ വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു ബാക്കിയാവുന്നത് ആലാപനത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ; തോപ്പിൽ ആന്റോ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ; നിലച്ചത് ഗാനമേളരംഗത്ത് അലകളുയർത്തിയ സ്വരമാധുര്യം ഉണ്ണിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ജില്ലാ കോടതി ജാമ്യാപേക്ഷയിൽ വാദം കേൾക്കവേ അഭിപ്രായപ്പെട്ടിരുന്നു. ഉണ്ണിയെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ജൂൺ 10 നകം ജയിലിൽ പോയി ചോദ്യം ചെയ്യാൻ ജില്ലാ ജഡ്ജി ഉത്തരവിട്ടിരുന്നു. ആരോപിക്കുന്ന കുറ്റത്തിന്റെ കഴമ്പോ അടിസ്ഥാനമോ ഇല്ലാതെ ഒരാളെ ഇരുമ്പഴിക്കുള്ളിലടക്കാനാവില്ലെന്ന് കോടതി പ്രോസിക്യൂഷനെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ചെയ്യാൻ ഉത്സാഹിപ്പിക്കുകയോ ഗൂഢാലോചനയിൽ ഏർപ്പെടുകയോ ആത്മഹത്യ ചെയ്യുന്നതിന് ഏതെങ്കിലും കൃത്യത്താലോ നിയമ വിരുദ്ധമായ കൃത്യ വിലോപത്താലോ ഉദ്യേശ്യപൂർവ്വം സഹായിക്കുകയോ ചെയ്തതായി പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺകോൺ ഡീറ്ററയിൽസ് കൊണ്ടോ ആത്മഹത്യാ കുറിപ്പ് കൊണ്ടോ സാക്ഷിമൊഴികൾ കൊണ്ടോ രേഖകൾ കൊണ്ടോ കാണാൻ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് ഒളിച്ചോടിപ്പോയി 4 മാസം പാർത്ത വിവരം മറച്ചതിനും വീണ്ടും ആ ബന്ധം തുടർന്നതിനും നിന്നെ എനിക്കിനി വേണ്ട എന്റെ അമ്മയെയും ഉപദ്രവിച്ച നീയുമായി ഇനി ഒരുമിച്ച് താമസിക്കാൻ കഴിയില്ല എന്നീ ഫോൺ വിളി വാക്യങ്ങൾ കൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. 13 ദിവസമായി റിമാന്റിൽ കഴിയുന്ന ഉണ്ണിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണ വകുപ്പ് 306 നിലനിൽക്കില്ലെന്ന് നിരീക്ഷണം നടത്തിയത്. മരണപ്പെട്ട പ്രിയങ്ക 5 വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്തെ അനവധി ക്രിമിനൽ കേസ് പ്രതിയായ ഗുണ്ട കാട്ടാക്കട വിഷ്ണുവുമായി ഒളിച്ചോടിപ്പോയി 4 മാസം ലീവ് ഇൻ റിലേഷൻഷിപ്പിൽ പാർത്തതായി പ്രിയങ്കയുടെ സഹോദരന്റെയും പിതാവ് ബാബുവിന്റെയും പൊലീസ് സാക്ഷിമൊഴി പ്രഥമ വിവര റിപ്പോർട്ടിനൊപ്പമുള്ളതായി കേസ് ഡയറി പരിശോധിച്ച കോടതി വിലയിരുത്തി. അങ്കമാലി സ്‌കൂളിൽ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക. അമ്മ വീട്ടുജോലികൾ ചെയ്താണ് മകളെ പഠിപ്പിച്ചത്. സ്‌പോർട്ട്‌സിൽ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലി സ്‌കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയും തുടർന്ന് മിന്നുകെട്ടിലും കലാശിച്ചു. അറസ്റ്റു ഭയന്നത് രാജൻ പി ദേവിന്റെ ഭാര്യ അവരുടെ അറസ്റ്റ് കൂടി കണ്ടാലേ എന്റെ കൊച്ചിന്റെ ആത്മാവിന് മോക്ഷം ലഭിക്കൂ പ്രിയങ്കയുടെ ആത്മഹത്യയുടെ മൂലകാരണം രാജൻ പി ദേവിന്റെ ഭാര്യ മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ തിരുവല്ല സിപിഎമ്മിലെ പീഡന വിവാദം; പ്രതികളെ 13 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാം പ്രതിയുടെ വിവാഹം 13 ന്; റിമാൻഡിലായ പ്രതിക്കും ജാമ്യം കിട്ടിയേക്കും യോഗ്യത ഉള്ളവർ പുറത്തു നിൽക്കുമ്പോൾ പിൻവാതിൽ നിയമനം അംഗീകരിക്കാൻ ആവില്ല; അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിന് തുല്യമാകും; മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയ്ക്ക് നീതി; പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്ത ആക്കിയ അന്വേഷണ റിപ്പോർട്ടിന് കോടതി അംഗീകാരം; കേസ് നടപടികൾ തിരുവനന്തപുരം പോക്‌സോ കോടതി അവസാനിപ്പിച്ചു വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരോട് കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുത്; മനുഷ്യാന്തസിന് എതിരെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി പാക്കിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ; പാക്കിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോയെന്ന് ചോദിച്ചു സുപ്രീംകോടതിയുടെ പരിഹാസം കോവിഷീൽഡ് വാക്‌സിന്റെ ഇടവേള 84 ദിവസം തന്നെ; ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷം; 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിധി കേന്ദ്രസർക്കാർ നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ട് ബേബി വിറ്റ ബനാന പൗഡർ പായ്ക്കറ്റിൽ തെറ്റായ പരസ്യവാചകം; ഉൽപ്പാദക കമ്പനി ഒരുലക്ഷം രൂപ പിഴയൊടുക്കാൻ ഭക്ഷ്യസുരക്ഷാ ട്രൈബൂണൽ ഉത്തരവ് ഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; രണ്ട് സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്; ഡിസംബർ 18 ന് സാക്ഷികളെ ഹാജരാക്കാൻ അന്ത്യശാസനം പി.വി അൻവർ എംഎ‍ൽഎ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ്; ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും; ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം അറബ് ലീഗ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയിൽ ഇന്ത്യ ഒന്നാമത്; നേട്ടം ബ്രസീലിനെ മറികടന്ന്; കോവിഡ് മഹാമാരി കാരണം ചരക്കുനീക്കത്തെ ബാധിച്ചത് അവസരമാക്കിയത് ഇന്ത്യ ചാൾസും ഹാരിയും സംസാരിച്ചിട്ട് മാസങ്ങൾ; മേഗന്റെ വാക്ക് കേട്ട് പരസ്യമായി മകൻ തള്ളിപ്പറഞ്ഞതിൽ മനം നൊന്ത് അച്ഛൻ; ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിലെ വിള്ളൽ രൂക്ഷമാകുന്നു മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന് മഹിളാ കോൺഗ്രസ് അധ്യക്ഷയായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത; ജോജു വിവാദത്തിൽ ഗ്രൂപ്പു മറന്ന് പ്രതിഷേധത്തിന് ഇറങ്ങിയതും തുണയായി; യൂത്ത് കോൺഗ്രസിലേക്ക് കോട്ടയത്തുകാരൻ എത്തുമോ? കണ്ണൂരിലെ അഭിമാന പോരാട്ടത്തിൽ ജയിച്ച സുധാകരൻ തന്ത്രങ്ങളുമായി വീണ്ടും; കെപിസിസിയിൽ പുനഃസംഘടന ഗ്രൂപ്പുകൾക്ക് അതീതമാകും നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ 'വികൃതി ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം യു കെയിലെ ഓമിക്രോൺ രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിയാകുന്നു; ക്രിസ്ത്മസോടെ കോവിഡ് പരമാവധിയിലേക്ക്; എങ്ങനെ നേരിടണമെന്ന് നിശ്ചയമില്ലാതെ ബ്രിട്ടൺ ടെസ്റ്റ് ചെയ്യുന്നവരുടെ 25 ശതമാനവും കോവിഡ് രോഗികൾ; ഓരോ ദിവസവും എണ്ണം ഇരട്ടിക്കുന്നു; ഓമിക്രൊൺ ബാധ തുടങ്ങിയ ദക്ഷിണാഫ്രിക്ക കോവിഡിന്റെ പരമോന്നതിയിലേക്ക്; എന്നിട്ടും മരണം ഉയരാത്തത് ലോകത്തിന് പ്രതീക്ഷയാകുന്നു രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിണങ്ങി; അമ്മൂമ്മ മരിച്ചപ്പോൾ അനാഥയായി; പ്ലസ് ടുവിന് ശേഷം കൊച്ചിയിൽ എത്തിയത് ജോലി ചെയ്ത് ജീവിക്കാൻ; ഡെലിവറി ഗേളിനെ പ്രണയ ചതിയിൽ വീഴ്‌ത്തിയത് പീഡിപ്പിക്കാൻ; മയക്കുമരുന്നിലെ ചതിയിൽ കേസൊഴിവാക്കാൻ വിവാഹം; ഇന്ന് വീട്ടിന് പുറത്തും; കലൂരിലെ ഈ ചിത്രം സമാനതകൾക്കും അപ്പുറം ആമസോൺ സെർവർ ഡൗൺ ആയതോടെ ലോകത്തിന്റെ ശ്വാസം നിലച്ചു; സാധനങ്ങൾ ഡെലിവറി ചെയ്യാനാകാതെ ഏജന്റുമാർ വഴിയിൽ കുത്തിയിരുന്നു; ഉപ്പ് മുതൽ കർപ്പൂരം വരെ ആമസോണിലേക്ക് മാറ്റിയ ലോകം പകച്ചു പോയ ദിവസം സൈജുവിന്റെ നഖവും മുടിയും പരിശോധനയ്ക്ക്; റോയ് വയലാട്ടിനെ ലഹരി കേസിൽ പ്രതിയാക്കാതെ ചോദ്യം ചെയ്യൽ നാടകവും; നമ്പർ 18 ഹോട്ടൽ ഉടമയുടെ നഖവും മുടിയും പരിശോധിച്ചാൽ എല്ലാ സത്യവും തെളിയും; മോഡലുകളുടെ മരണത്തിൽ സൈജു ഒരു കണ്ണിമാത്രം; മാഫിയാ സംഘങ്ങൾ ഇപ്പോഴും ഇരുട്ടിൽ എങ്ങനെ ഈ വിധം കൃത്യമായെന്ന് ഞങ്ങൾക്കും അറിയില്ല; ചിലപ്പോൾ ഞങ്ങളുടെ മനസ്സുകളുടെ ഒരുമ കൊണ്ടാകാം; ഞങ്ങൾ വളർന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളും വളരട്ടെ! ജനനവും പഠനവും വിവാഹവും ഒരേ ദിവസം; പ്രസവത്തിലും ആ സാമ്യം; തലയോലപ്പറമ്പിലെ 'റിയൽ ഇരട്ടകൾ' അമ്മമാരാകുമ്പോൾ മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി; ജയിലിൽ കിടക്കെ പൊലീസിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മുങ്ങി: വ്യോമസേനാ മുൻ ജീവനക്കാരൻ 11 വർഷത്തിനു ശേഷം പിടിയിൽ മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യം; എംഎൽഎയും എംപിയും തനിക്ക് താഴെ; ആ ബഹുമാനം നൽകിയില്ല; പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്; അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും; സല്യൂട്ട് മാത്രം പോരാ ഫോട്ടോ വലതു വേണം; തൃശൂർ മേയർ വീണ്ടും ചർച്ചകളിൽ മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കി; മനംനൊന്ത യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരം 'പ്രിൻസി'ൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് 'ചന്ദ്രലേഖ തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം 'ബാലേട്ടനിലൂടെ' വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം ദേഹമാസകലം വ്രണം വന്ന വീട്ടമ്മക്ക് നൽകിയത് മന്ത്രവാദ ചികിത്സ; രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ്: ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു പൊലീസ് എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്; രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പൊലീസ്: എറണാകുളം സ്വദേശിയായ യുവാവ് അപകട നില തരണം ചെയ്തു മുരിങ്ങൂർ പീഡനവുമായി ബന്ധപ്പെട്ട കേസ്: ഒളിമ്പ്യൻ മയൂഖാ ജോണിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ് രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിണങ്ങി; അമ്മൂമ്മ മരിച്ചപ്പോൾ അനാഥയായി; പ്ലസ് ടുവിന് ശേഷം കൊച്ചിയിൽ എത്തിയത് ജോലി ചെയ്ത് ജീവിക്കാൻ; ഡെലിവറി ഗേളിനെ പ്രണയ ചതിയിൽ വീഴ്‌ത്തിയത് പീഡിപ്പിക്കാൻ; മയക്കുമരുന്നിലെ ചതിയിൽ കേസൊഴിവാക്കാൻ വിവാഹം; ഇന്ന് വീട്ടിന് പുറത്തും; കലൂരിലെ ഈ ചിത്രം സമാനതകൾക്കും അപ്പുറം 'പ്രിൻസി'ൽ ശബ്ദം മാറിയത് കാൻസർ മൂലമെന്നും ഇനി അഭിനയിക്കില്ലെന്നും പ്രചാരണം; അന്ന് തുണയായത് 'ചന്ദ്രലേഖ തുടർച്ചയായ ഫ്ളോപ്പുകൾക്ക് ശേഷം 'ബാലേട്ടനിലൂടെ' വൻ തിരിച്ചു വരവ്; ലാലിസത്തിന്റെ പരാജയവും മറികടന്നു; മൂവായിരം രൂപയിൽനിന്ന് 10 കോടിയിലെത്തിയ പ്രതിഫലം; ഒരടി പിന്നോട്ട് രണ്ടടി മുന്നാട്ട്; വീഴ്ചകളിൽ നിന്ന് ഉയർത്തെഴുനേൽക്കുന്ന മോഹൻലാലിന്റെ സിനിമാ ജീവിതം നാട്ടുകാരെ നോക്കി നാലാം പ്രതി മൻസൂറിന്റെ ചിരി; കോപാകുലരായ സ്ത്രീകൾ കല്ലെറിഞ്ഞു; അവന്റെ കുഞ്ഞുങ്ങളുടെ കാര്യം പോലും ഇവന്മാർ ഓർത്തില്ലല്ലോ എന്ന് വിലാപവും; സന്ദീപ് വധക്കേസിൽ പ്രതികളെ നാട്ടുകാർ നേരിട്ടത് ഇങ്ങനെ ആമസോൺ സെർവർ ഡൗൺ ആയതോടെ ലോകത്തിന്റെ ശ്വാസം നിലച്ചു; സാധനങ്ങൾ ഡെലിവറി ചെയ്യാനാകാതെ ഏജന്റുമാർ വഴിയിൽ കുത്തിയിരുന്നു; ഉപ്പ് മുതൽ കർപ്പൂരം വരെ ആമസോണിലേക്ക് മാറ്റിയ ലോകം പകച്ചു പോയ ദിവസം കേട്ടാൽ ഞെട്ടി പോകുന്ന പച്ചക്കള്ളം പറയും; കേരളം ഭീകര പ്രവർത്തകരുടെ പ്രധാന പ്രവർത്തന കേന്ദ്രം ആണെന്ന് വരെ തട്ടി വിടും; അഭയാർത്ഥി വിസയ്ക്കുള്ള അപേക്ഷയിലെ നുണക്കഥകൾ; മേലനങ്ങാനാകാതെ ജീവിക്കാൻ വഴി തേടുന്ന മലയാളിക്ക് ബ്രിട്ടൻ സ്വർഗമാകുന്നത് ഇങ്ങനെ കത്രീനയുടെ വിവാഹം; ചടങ്ങ് പകർത്താൻ നൂറ് കോടി വാഗ്ദാനം നൽകി ഒ ടി ടി കമ്പനി; മൂന്നു ദിവസം നീളുന്ന വിവാഹച്ചടങ്ങുകൾക്ക് തുടക്കമായി മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യം; എംഎൽഎയും എംപിയും തനിക്ക് താഴെ; ആ ബഹുമാനം നൽകിയില്ല; പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്; അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും; സല്യൂട്ട് മാത്രം പോരാ ഫോട്ടോ വലതു വേണം; തൃശൂർ മേയർ വീണ്ടും ചർച്ചകളിൽ ബാങ്ക് വായ്പ നിരസിച്ചതോടെ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാടൊന്നിക്കുന്നു; സഹോദരിയുടെ വിവാഹത്തിന് സ്വർണം നൽകുമെന്ന് രണ്ട് ജൂവലറികൾ; രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ ഒരു ചാരിറ്റി സംഘടനയും; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച് പ്രതിശ്രുത വരനും എടിഎം കൗണ്ടറിൽ കഴുത്തു മുറിഞ്ഞ നിലയിൽ യുവാവ്; രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് പൊലീസ്: എറണാകുളം സ്വദേശിയായ യുവാവ് അപകട നില തരണം ചെയ്തു മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ വിസ്മയ കേസിൽ വമ്പൻ ട്വിസ്റ്റ്; വിസ്മയയെ കിരൺകുമാർ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി മാധ്യമങ്ങൾ പുറത്തുവിട്ടത് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ; മുഖത്തും കൈകളിലും പരിക്ക് പറ്റിയത് സഹോദരനുമായി തമാശയ്ക്ക് ഉണ്ടായ പിടിവലിയിൽ; വെളിപ്പെടുത്തൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ഈ ഡാമിൽ കോൺക്രീറ്റില്ല ഇത് സുർക്കി ഡാം ഇതു പൊട്ടുമെന്ന് ഉറപ്പ്; 35 ലക്ഷം മലയാളികൾ മരിക്കും; അഞ്ചു ജില്ലകൾ ഇല്ലാതാകും; ഞാൻ എല്ലാവരുടേയും കാൽ തൊട്ട് വന്ദിക്കാം അപേക്ഷയാണ് പുതിയ ഡാം വേണം; വെള്ളവും മീനും വൈദ്യുതിയും തമിഴ്‌നാട് എടുത്തോട്ടേ; മുല്ലപ്പെരിയാറിൽ രാജ്യസഭയിൽ കത്തി കയറി കണ്ണന്താനം ഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം ഇത്തിരി കഞ്ഞി എടുക്കട്ടേ' സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രം ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ 'ജവാൻ മദ്യം ഉണ്ടാക്കുന്ന' അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾ കോട്ടയത്ത് പതിനഞ്ചുകാരിയെ യുവാവ് പീഡിപ്പിച്ചത് ഒന്നരവർഷത്തോളം; പീഡന വിവരം പുറത്തായത് പീഡന ദൃശ്യങ്ങൾ പെൺകുട്ടിയുടെ പിതാവിന് യുവാവ് അയച്ചതോടെ; പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊക്കി പൊലീസും; സ്റ്റേഷനിലെത്തിയ പ്രതി പൊലീസിനായി ഒരുക്കി വച്ചത് വമ്പൻ ട്വിസ്റ്റ് വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം! നാൽപത് ശതമാനം സ്ത്രീസംവരണത്തിന് മോഹൻലാൽ; വൈസ് പ്രസിഡന്റായി മുമ്പോട്ട് വച്ചത് ആശാ ശരത്തിനേയും ശ്വേതാ മേനോനേയും; ഗണേശ് മത്സരത്തിൽ നിന്ന് പിന്മാറിയത് ഈ നിർദ്ദേശത്തിന് കൈയടിച്ച്; പാർട്ടി സമ്മതിക്കില്ലെന്ന് പറഞ്ഞ് സ്ഥാനത്തിനായി വാദിച്ച് മുകേഷും; കൊല്ലം എംഎൽഎയുടെ 'സിപിഎം പിടിവാശി' അമ്മയിൽ മത്സരമാകുമ്പോൾ പുതിയ നൗക നീറ്റിലിറക്കാൻ വേണ്ടത് ക്രിസ്ത്യൻ അടിമയുടെ രക്തം! ഇസ്ലാമിലേക്ക് മാറിയില്ലെങ്കിൽ തലവെട്ടുന്ന കടൽക്കൊള്ളക്കാർ; മതനിന്ദയുടെ പേരിൽ ജീവനോടെ തൊലിയുരിഞ്ഞ് കൊല്ലുന്ന പറങ്കികൾ; കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ട് കണ്ണൂരിലേക്ക് അയച്ച ക്രൂരത; അന്ന് കേരള തീരത്ത് നടമാടിയത് തികഞ്ഞ അരാജകത്വം; മരക്കാർ പറയാത്ത മലബാറിലെ കടൽ ക്രൂരതകളുടെ കഥ മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. വേഷപ്പകർച്ചകളിലൂടെ സിദ്ധിഖ്‌ വീണ്ടും ശ്രദ്ധനേടുന്നു. ഷൂട്ടിംഗ്‌ പൂർത്തിയായ ‘നദിയ കൊല്ലപ്പെട്ട രാത്രിയിൽ, പരദേശി, ഹലോ’ എന്നീ ചിത്രങ്ങളിൽ മേക്കപ്പിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഈ നടൻ പ്രേക്ഷകർക്കു മുന്നിലെത്തുന്നു. യുവവായും എൺപതുകാരനായ വൃദ്ധനായും പി.ടി. കുഞ്ഞുമുഹമ്മദിന്റെ പരദേശിയിൽ സിദ്ദിഖ്‌ എത്തുന്നത്‌ പ്രേക്ഷകർക്കു പുതുമയാകും. സൂപ്പർതാരം മോഹൻലാലിന്റെ കഥാപാത്രം വലിയകത്ത്‌ മൂസയും വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്‌. റാഫി മെക്കാർട്ടിന്റെ ‘ഹലോ’യിൽ പ്രതിനായകനായി പ്രത്യക്ഷപ്പെടുന്നതും പ്രേക്ഷകരിൽ വിസ്മയം ജനിപ്പിക്കും. മാർവാഡി വില്ലനാകാൻ യാതൊരു മടിയുമില്ലാതെയാണ്‌ സിദ്ദിഖ്‌ മുടിയും മീശയും എടുത്തത്‌. കഥാപാത്രത്തിന്റെ പൂർണതയ്‌ക്കുവേണ്ടി വെല്ലുവിളികൾ ഏറ്റെടുക്കുന്നത്‌ ഈ നടന്‌ പുത്തരിയല്ല. നദിയ കൊല്ലപ്പെട്ട രാത്രിയിലെ നെഗറ്റീവ്‌ ടച്ചുള്ള റോളിലും ഏറെ വേഷപ്പകർച്ചകളോടെയാണ്‌ സിദ്ദിഖ്‌ എത്തുന്നത്‌. ഗസൽ ഗായകനായ സക്കീർ ഹുസൈനെ അനുസ്മരിപ്പിക്കുന്ന വേഷഭൂഷാദികളോടെയാണ്‌ താരം പ്രത്യക്ഷപ്പെടുന്നത്‌. സൂപ്പർതാര ചിത്രങ്ങളിലെ അവിഭാജ്യഘടകമായി ഈ വൈപ്പിൻകാരൻ മാറിക്കഴിഞ്ഞിട്ട്‌ നാളേറെയായി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി ചിത്രങ്ങളിൽ അവർക്കൊപ്പം അല്ലെങ്കിൽ അവർക്കു മുകളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ഈ നടൻ ശ്രദ്ധിക്കാറുണ്ട്‌. കോമഡി കലർന്ന മുഹൂർത്തങ്ങളുമായി എത്തിയ ഛോട്ടാ മുംബൈയിലെ വേഷവും സിദ്ദിഖിന്റെ കൈയിൽ ഭദ്രമായിരുന്നു. ഒഡെൻസെ :ലോക മൂന്നാം നമ്പർ താരം ആൻഡേഴ്സൺ ആന്റോൺസണെ അട്ടിമറിച്ച് ഇന്ത്യൻ യുവതാരം സമീർ വർമ്മ ഡെൻമാർക്ക് ബാഡ‌്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടറിൽകടന്നു. ലോക്കൽ ബോയ് ആൻഡേഴ്സണെ നേരിട്ടുള്ള ഗെയിമുകളിലാണ് സമീർ വീഴ്ത്തിയത്.50 മിനിട്ടിൽ 21-14, 21-18നാണ് ലോക 28-ാം റാങ്കുകാരനായ സമീറിന്റെ വിജയം.  ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ പി.വി.സിന്ധു ക്വാർട്ടറിൽ തോറ്റു. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. national നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: ശുപാർശയുമായി ഇന്ത്യൻ ജനിതക ശാസ്ത്രഞ്ജർ ന്യൂഡൽഹി: നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് മുൻനിര ഇന്ത്യൻ ജനിതക ശാസ്ത്രഞ്ജർ ശുപാർശ national തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ്; ഒമിക്രോൺ എന്ന് സംശയം ചെന്നൈ: തമിഴ്‌നാട്ടിലെത്തിയ രണ്ട് അന്താരാഷ്ട്ര യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.എന്നാൽ ഇവ ഒമിക്രോൺ കോസുകളാണെന്ന റിപ്പോർട്ടുകൾ സംസ്ഥാന സർക്കാർ നിഷേധിച്ചു. പരിശോധനാഫലം national പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി പരാതിക്കാരി കോടതിയിൽ മുബയ് പീഡന കേസിൽ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി ബീഹാർ സ്വദേശിനി world ഒമിക്രോൺ കൊടും ഭീകരൻ, ഒരിക്കൽ കൊവിഡ് വന്നവർക്ക് വീണ്ടും വരാനുള്ള സാദ്ധ്യത മൂന്നിരട്ടി, പഠനത്തിൽ വ്യക്തമായത് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങൾ ജോഹന്നാസ്ബർഗ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിചാരിച്ചതിനെക്കാൾ ഭീകരമെന്ന് പഠന റിപ്പോർട്ട്. national പാകിസ്ഥാനിൽ നിന്നുള്ള മലിനമായ വായുവാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് യു പി സർക്കാർ, പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണമോയെന്ന് സുപ്രീം കോടതിയുടെ പരിഹാസം ന്യൂഡൽഹി രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ 24മണിക്കൂറിനുള്ളിൽ പരിഹാരം നിർദ്ദേശിക്കണമെന്ന് സുപ്രീം കോടതി വിവിധ സർക്കാരുകൾക്ക് world രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിൽ അയാൾ ജീവിച്ചിരിപ്പില്ല, മറഞ്ഞിരുന്ന് താലിബാനെ നിയന്ത്രിക്കുന്നത് അക്കുന്ദ്സാദ തന്നെന്ന് കണ്ടെത്തൽ മുല്ലയായും മൗലവിയായുമൊക്കെ താലിബാനെ നയിച്ച ഹിബാദുല്ല മരണപ്പെട്ടോ അതോ ഇന്നും ജീവിച്ചിരിക്കുന്നുവോ? അഫ്ഗാനികൾക്കും വിശകലന വിദഗ്ദ്ധർക്കുപോലും കൃത്യമായ ഉത്തരമില്ലെന്നതാണ് യാഥാർത്ഥ്യം. national ജവാദ് ചുഴലിക്കാറ്റ് നാളെ തീരം തൊടും, എത്തുന്നത് 100 കി.മി വേഗത്തിൽ, ജനങ്ങളെ ഒഴിപ്പിക്കുന്നു, ട്രെയിനുകൾ റദ്ദാക്കി ഭുവനേശ്വർ: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. national സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്, തമിഴ്‌നാട്ടിലും തെലങ്കാനയിലും കടുത്ത ജാഗ്രത ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടിലും തെലങ്കാനയിലും കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ റിപ്പോർട്ടുചെയ്യുന്നത് world 'ശരിയായ സമയത്ത് ശരിയായ വ്യക്തി മലയാളിയായ ഗീത ഗോപിനാഥ് ഐ എം എഫ് തലപ്പത്തേയ്ക്ക് വാഷിംഗ്ടൺ: മലയാളിയായ പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ എം എഫ്) തലപ്പത്തേയ്ക്ക്. നിലവിൽ world യു എൻ ആസ്ഥാനത്ത് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആയുധധാരി പിടിയിൽ, മണിക്കൂറുകളോളം ഓഫീസുകൾ അടച്ചിട്ടു ന്യൂയോർക്ക് ആയുധധാരിയെന്ന് സംശയിക്കുന്നയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം മണിക്കൂറുകളോളം അടച്ചിട്ടു. യു യു.എസിന് പിന്നാലെ തായ്‌വാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജപ്പാൻ. തായ്വാനിലെ ചിന്തകരന്മാരുടെ യോഗത്തിൽ പങ്കെടുത്ത മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അഞ്ജു, അഭിമാനം ഒഫ് ദ ഇയർ അതൊക്കെ ചന്തയിലെ ആൾക്കൂട്ടം പോലെ, അവർക്ക് ഒന്നും ചെയ്യാനാവില്ല, ഉത്തർപ്രദേശിൽ ബി ജെ പിക്ക് 325 സീറ്റുകിട്ടുമെന്ന് യോഗി ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ആശങ്ക പരത്തി അതിതീവ്ര വ്യാപനം യു.എ.ഇയിലും യു.എസിലും ഒമിക്രോൺ ഇന്ത്യയിലും ഒമിക്രോൺ, കർണാടകയിൽ രണ്ട് പേരിൽ വൈറസ് ബാധ കണ്ടെത്തി ഇന്ത്യയിലും ജനിതകമാറ്റം ഒമിക്രോൺ ബംഗളുരുവിൽ, സ്ഥിരീകരിച്ചത് വിദേശത്ത് പോകാത്ത ബംഗളുരുവിലെ ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും എല്ലാ വർഷവും കൊവിഡ് വാക്സിൻ എടുക്കുന്നത് പതിവാക്കേണ്ടി വരുമെന്ന് ഫൈസർ മേധാവി ഡോ ആൽബർട്ട് ബൗർല ഒമിക്രോൺ സ്ഥിരീകരിച്ചത് 29 രാജ്യങ്ങളിൽ, ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ കർഷകർ രണ്ടാംവിളയ്ക്ക് ഒരുങ്ങി പാലക്കാട് പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ജില്ലയിലെ കർഷകർ പ്രതീക്ഷയോടെ രണ്ടാംവിള കൃഷിക്ക് ഒരുക്കം തുടങ്ങി. ജില്ലയിൽ രണ്ടാംവിള കൃഷിയിറക്കുന്നത് കൂടുതലും ഞാറ്റടി തയാറാക്കിയും ചേറ്റുവിത നടത്തിയുമാണ്. കൃഷിയിറക്കുന്നതിന് മുമ്പ് വയൽ വരമ്പുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വർഷത്തിൽ ഒരുതവണ ഒന്നാംവിള കൊയത്ത് കഴിഞ്ഞശേഷമാണ് വരമ്പുകൾ ബലപ്പെടുത്തൽ നടക്കുന്നത്. വയലുകളിലെ വെള്ളം ചോർന്നു പോകാതെ ആവശ്യാനുസരണം തടഞ്ഞു നിർത്തുകയാണ് വരമ്പ് ബലപ്പെടുത്തലിലൂടെ ലക്ഷ്യമിടുന്നത്. ആദ്യകാലങ്ങളിൽ വരമ്പുകൾ യാത്ര പോകുന്നതിനുള്ള സഞ്ചാര മാർഗം കൂടിയായിരുന്നു. അതിനാൽ വരമ്പുകൾക്ക് വീതി കൂടുതൽ ഉണ്ടായിരുന്നു. ക്രമേണ ഇതിൽ മാറ്റം വന്നതോടെ വരമ്പുകളുടെ വീതിയിലും കുറവു വന്നു. ഉമ, ജ്യോതി തുടങ്ങിയ വിത്തുകളാണ് സാധാരണയായി രണ്ടാം വിളയ്ക്ക് ഉപയോഗിക്കുന്നത്. ഇതിൽ ഉമക്ക് 120 ദിവസവും ജ്യോതിക്ക് 90 ദിവത്തെ കാലാവധിയുമാണുള്ളത്. പതിവ് പോലെ ഈ പ്രാവശ്യവും ജില്ലയിലെ ഡാമുകൾ ജല സമൃദ്ധിയിലായതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും വിള ഇറക്കുന്നതിനുള്ള താൽപര്യം വർധിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒന്നാം വിള ശരാശരി ജില്ലയിൽ 35,000 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കുന്നത്. Previous articleഅതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ Next articleമരംമുറി ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിനന് രക്ഷപ്പെടാനാകില്ലെന്ന് രമേശ് ചെന്നിത്തല കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പത്തനംതിട്ട ശക്തമായ മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുവടെ പറയുന്നപ്രകാരം യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുമ്പഴ – കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി – കുമ്പഴ – മൈലപ്ര – മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് – അടൂര്‍ – പത്തനംതിട്ട റോഡ്, പത്തനംതിട്ട – കൈപ്പട്ടൂര്‍ റോഡ്, പന്തളം – ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കുളനട – മെഴുവേലി – ഇലവുംതിട്ട – കോഴഞ്ചേരി – റാന്നി വഴിയും, കുളനട – ആറന്മുള – കോഴഞ്ചേരി – റാന്നി വഴിയും യാത്ര ചെയ്യുക. കൊച്ചാലുംമൂട്- പന്തളം റോഡില്‍ തടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരേണ്ടുന്ന തീര്‍ത്ഥാടകര്‍ക്ക് കൊല്ലകടവ് – കുളനട – മെഴുവേലി – ഇലവുംതിട്ട – കോഴഞ്ചേരി – റാന്നി വഴി പോകാം. ഈ സ്ഥലങ്ങളിലെ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് മുന്‍രീതിയില്‍ സഞ്ചരിക്കാവുന്നതാണ്. Previous articleഅന്തരീക്ഷ മലിനീകരണം രൂക്ഷം രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് ഡൽഹി സർക്കാർ Next articleകോൺക്രീറ്റ് വീട് തകർന്നു വീണു രണ്ടു പേർ കുടുങ്ങിക്കിടക്കുന്നു റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും വിഭിന്ന കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന സ്ഥിതി വളര്‍ത്തിയെടുക്കണം പ്രമോദ് നാരായണ്‍ എംഎല്‍എ കോവിഡ് മരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നാലു ദിവസത്തിനകം ധനസഹായം വിതരണം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് റിസർവ് ബാങ്കിന്റെ നിർദേശം എങ്ങനെയാണ് സർക്കാർ കാണുന്നത് = റിസർവ് ബാങ്കിന്റെ നടപടിയിൽ പലകാര്യങ്ങളുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ച് സർവീസ് സഹകരണ ബാങ്കുകൾക്ക് ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ ഉപയോഗിക്കാൻ പാടില്ലെന്നാണ് പറയുന്നത്. 2020 സെപ്‌റ്റംബറിലുണ്ടായ ഭേദഗതിക്കുശേഷമാണ് സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ലെന്നാണ് റിസർവ് ബാങ്ക് നിർദേശിച്ച മറ്റൊരുകാര്യം. ഒരു സഹകരണസംഘത്തിലെ അംഗങ്ങളെ, അവർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നു നോക്കി തരംതിരിച്ചുകണക്കാക്കേണ്ടതില്ലെന്ന് ആദായനികുതി ഇളവ് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ടുസാഹചര്യങ്ങളും കണക്കിലെടുക്കാതെയാണ് റിസർവ് ബാങ്ക് പുതിയ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ട്, കേരളത്തിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ഈ നിബന്ധനകളിൽനിന്ന് ഇളവുനേടാനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. കേരളത്തിനു മാത്രമായി റിസർവ് ബാങ്ക് ഇളവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ = കേരളത്തിനെ മാത്രമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് റിസർവ് ബാങ്ക് നിർദേശിച്ചവയിൽ ഏറെയുമെന്നതാണ് കാണേണ്ടത്. സംസ്ഥാനവിഷയമെന്ന് സുപ്രീംകോടതി തീർത്തുപറഞ്ഞിട്ടും സംസ്ഥാന സഹകരണ നിയമത്തിന് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെ വിഭജിച്ചുകാണാൻ റിസർവ് ബാങ്ക് തയ്യാറാകുന്നത് നിയമപരമായിത്തന്നെ ശരിയല്ല. കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തിൽ സംസ്ഥാനനിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെക്കുറിച്ച് പറയുന്നില്ല. അങ്ങനെയൊരു നിർവചനം കേന്ദ്രനിയമത്തിൽ നൽകാനുമാവില്ല. അത് ഫെഡറലിസത്തിന് എതിരാണ്. രണ്ടാമത്തെ കാര്യം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിലാണ്. കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ എന്നാൽ, സേവനവും വായ്പയും ഒരേസമയം നാടിനു നൽകുന്ന സഹകരണസ്ഥാപനമാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്നതിനൊപ്പം, ആംബുലൻസുകൾ, നീതി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, ലാബുകൾ എങ്ങനെ ഒട്ടേറെ നാട്ടുസേവനങ്ങളും ഒരുക്കുന്നുണ്ട്. വിത്ത്‌ നൽകുന്നതിൽ തുടങ്ങി വിളകൾക്ക്‌ വിപണി ഒരുക്കുന്നതുവരെ കർഷകർക്ക്‌ ഒപ്പം നിൽക്കുന്ന സ്ഥാപനമാണിത്‌. ഇത് റിസർവ് ബാങ്ക് വിവക്ഷിക്കുന്ന ബാങ്കുകളല്ല. കോർപ്പറേറ്റ് ബാങ്കുകളെപ്പോലെ പ്രവർത്തിക്കാനും അവയ്ക്കാവില്ല. സാധാരണക്കാരന് ആശ്രയിക്കാൻ പാകത്തിൽ ബാങ്കുകളായും സേവനകേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന സംവിധാനമാണിത്. സർവീസ് ബാങ്കുകൾ എന്നത് വെറും വിളിപ്പേരു മാത്രമല്ല. മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ല. ഇക്കാര്യം റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്താനാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. പ്രാഥമിക സഹകരണബാങ്കുകളിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഈ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗാരന്റി കോർപ്പറേഷന്റെ പരിരക്ഷയില്ലെന്നാമാണ് = അത് മറ്റൊരു തെറ്റിദ്ധാരണയാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലേത് മാത്രമല്ല, എല്ലാ സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് പരിരക്ഷയുണ്ട്. അത് കേന്ദ്ര നിക്ഷേപ ഗാരന്റി കോർപ്പറേഷന്റേതല്ല. ഇനി എന്തു നടപടിയാണ് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് = കേരളത്തിന്റെ സാഹചര്യങ്ങളടക്കം ചില കാര്യങ്ങൾ റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു ചെയ്യും. സർവീസും ബാങ്കിങ്ങും ഒരേപോലെ നിർവഹിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണബാങ്കുകളെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം, റിസർവ് ബാങ്കിന്റെ നിർദേശങ്ങളും കേന്ദ്രനിയമത്തിന് അനുസരിച്ചുവരുന്ന ചില പരിഷ്കാരങ്ങളും മറ്റു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെയും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സമാന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കാൻ അവരുമായി കൂടിയാലോചിച്ച് ഒരു കൂട്ടായശ്രമം നടത്തും. ചിലത് നിയമപരമായ പരിഹാരം തേടേണ്ടതുണ്ടാകും. അതിനുള്ള നടപടി സ്വീകരിക്കും. ജനകീയമായുംനേരിടേണ്ടതുണ്ട്. സഹകരണ വിഷയത്തിൽ രാഷ്ട്രീയം മറന്ന് ഒന്നിക്കുന്നതാണ് കേരളത്തിന്റെ അനുഭവം. നോട്ട് നിരോധനഘട്ടത്തിൽ അത് കണ്ടതാണ്. അത്തരത്തിൽ സഹകാരി കൂട്ടായ്മകളുടെ പ്രതിരോധവും തീർക്കും. ജനങ്ങളുടെ അനുഭവത്തിന്റെ കരുത്തും വിശ്വാസവുമാണ് സഹകരണമേഖലയുടെ നട്ടെല്ല്. അതിന് ഒന്നും സംഭവിക്കില്ല. സർക്കാരിന് ഒട്ടും ആശങ്കയുമില്ല. ഏത്‌ പ്രതിസന്ധിയും അതിജീവിക്കാനുള്ളശേഷി കേരളത്തിലെ സഹകരണപ്രസ്ഥാനത്തിനുണ്ട്‌. വിവാദമായ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള തീരുമാനം മോദിസർക്കാർ പ്രഖ്യാപിച്ചപ്പോൾ കത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന്‌ ജി സുധാകരൻ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസെന്ന്‌ കെ.വി.തോമസ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം. ശബരിമലയില്‍ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് ഒഴിവാക്കി. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം. ശബരിമലയില്‍ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് ഒഴിവാക്കി. Home News Gulf പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത ആന്റി സ്‌മോക്കിംഗ് സൊസൈറ്റി. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത ആന്റി സ്‌മോക്കിംഗ് സൊസൈറ്റി. ദോഹ പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്നും കുട്ടികളും മുതിര്‍ന്നവരും ഈ ബാധ്യത തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി. ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്വലതുടക്കം. വാരാന്ത്യ അവധിയുടെ ആലസ്യങ്ങളില്ലാതെ നൂറ് കണക്കിന് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും പരിസ്ഥി പ്രവര്‍ത്തകരും നിറഞ്ഞ സദസ്സില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയും ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞിയും ചേര്‍ന്നാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ ഇരുവരും സൂചിപ്പിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. നമ്മുടെ തെറ്റായ നിലപാടുകളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ഇതിന് എന്ത് പരിഹാരമാണ് ചെയ്യാന്‍ കഴിയുകയെന്ന് ചിന്തിക്കുകയും പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കുകയും വേണം. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി നേരിടുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം, വ്യവസായവല്‍ക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. പരിസ്ഥിതി സംരക്ഷണ രംഗത്ത് ഖത്തര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാര്‍ബണ്‍ വികിരണം, ഊര്‍ജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെളളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങി ഖത്തര്‍ നടപ്പാക്കുന്ന വിവിധ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരും ഒരു പോലെ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുവാന്‍ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികള്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിര്‍മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഉദ്‌ബോധിപ്പിച്ചപ്പോള്‍ കുരുന്നു പ്രതിഭകള്‍ പരിസ്ഥിതി ദിന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പഌക്കാര്‍ഡുകളും പെയിന്റിംഗുകളും ഉയര്‍ത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ മാര്‍ച്ച് സന്ദേശ പ്രധാനമായിരുന്നു. നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാന്‍ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാല്‍ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിതിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സംഘാടകരും പ്രായോജകരും സായൂജ്യരായി. എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്, വൃത്തിയുളളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്‌നം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ ഖത്തറിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിസ്ഥിതി സംബന്ധിച്ച കുരുന്നു പ്രതിഭകളുടെ കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും ഏറെ നിലവാരമുള്ളതും കാര്യമാത്ര പ്രസക്തവുമണെന്ന് അവരുടെ രചനകള്‍ ഉദ്‌ഘോഷിച്ചു. മല്‍സര വിജയികളെ നാളെ (ഞായര്‍) വൈകുന്നേരം 6 മണിക്ക് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണണ ചടങ്ങില്‍ ആദരിക്കുമെന്നും കുരുന്നു പ്രതിഭകളുടെ സമ്മാനാര്‍ഹമായ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൗഹറലി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടില്‍, സിയാഹുറഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യൂ തോമസ്, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫോട്ടോ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ മാര്‍ച്ചില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും അണി നിരന്നപ്പോള്‍. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കിടെ എംവി കവരത്തി യാത്രാക്കപ്പലിൽ തീപിടിത്തം. ശബരിമലയില്‍ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് ഒഴിവാക്കി. പ്രശസ്ത ഗായിക ലൈല റസാഖ് (അഭിമുഖം) അതിര്‍ത്തിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് പേര്‍ മരിച്ചു. ഡാലസ് ജോബ് ഫെയര്‍ ഡിസംബര്‍ 5 ന്. റിസര്‍വ്വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളെ അപമാനിച്ച പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങൾക്കു കൈമാറി. സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ ആലപ്പുഴ: ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ആണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയിരിക്കുന്നത് ശ്രീവത്സം ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പാണ് . ശ്രീവത്സം ഗ്രൂപ്പിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാൻ ആണ് പണം വാങ്ങിയത്. ശ്രീകുമാർ മേനോൻ വ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിയത് ഒരു കോടി രൂപയാണ്. പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. കൃത്യമായി വിവരം സംവിധായകനെ പിന്നീട്‍ പല തവണ ബന്ധപ്പെട്ടിട്ടും നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയത്. ശ്രീകുമാർ മേനോൻ ഈ കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ വീട്ടിൽ വച്ച് ഇന്നലെ രാത്രി അറസ്റ്റ് നടന്നത്. ഗ്ലാമർ വേഷം സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സാനിയ ഇയ്യപ്പൻ ഉടുമ്പിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. ഐഷ സുല്‍ത്താനയുടെ പുതിയ സിനിമയെക്കുറിച്ച് ലാല്‍ ജോസ് ഐഎന്‍എസ് കുഞ്ഞാലി എന്ന പേരില്‍ ഇന്ത്യന്‍ നേവി ആദരിച്ചിട്ടുണ്ട്: പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. പ്ലസ് വണ്‍ പ്രവേശനം: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പുവരുത്തണമെന്ന് കൽപ്പറ്റ: പ്ലസ് വണ്‍ അലോട്ട്മെന്‍റ് ആരംഭിച്ചിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർഥികൾക്ക് താൽപര്യമുള്ള സ്കൂളുകളിലും കോഴ്സുകൾക്കും പ്രവേശനം ലഭ്യമാകാത്ത സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് എംഎൽഎ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി അടിയന്തര പരഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിക്ക് തിരുവനന്തപുരം നിയമസഭ കോപ്ലംക്സിൽവെച്ച് ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകിയത്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ കാര്യം പ്രത്യേകം പരിഗണിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും കർണാടകയിലെ കുടക്, ചാമരാജനഗർ, തമിഴ്നാടിലെ ഗൂഡല്ലൂർ ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലക്കും കേരളത്തിലെ മറ്റ് ജില്ലയിലേക്ക് പഠനാവശ്യത്തിന് ചുരമിറങ്ങി മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതിനാലും ഗോത്രവർഗവിഭാഗം, തോട്ടം തൊഴിലാളികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ അധിവസിക്കുന്ന ജില്ല എന്നുള്ള നിലയ്ക്കും മുഴുവൻ വിദ്യാർഥികൾക്കും ആവശ്യമായ പഠന സൗകര്യം ഒരുക്കണം. നിലവിൽ ഹയർസെക്കൻഡറിയുള്ള സ്കൂളുകളിൽ പുതിയ ബാച്ചുകളും ഹയർസെക്കൻഡറി ഇല്ലാത്ത സ്കൂളുകൾക്ക് പുതിയ പ്ലസ്ടു ബാച്ചുകളും അനുവദിച്ച് വയനാട് ജില്ലയെ പ്രത്യേകമായി പരിഗണിച്ച് പരിഹാരം കാണണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വിഷയം രണ്ട് തവണ അടിയന്തര പ്രമേയമായും ഒരു തവണ സബ്ബ്മിഷനായും പ്രതിപക്ഷം അസംബ്ലിയിൽ ഉന്നയിച്ചിരുന്നു. മാത്രമല്ല നിരവധി തവണയാണ് മുഖ്യ മന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ടും കത്ത് മുഖേനെയും അസംബ്ലിക്ക് അകത്തും ജനപ്രതിനിധി എന്ന നിലയിലും പ്രശ്നം അവതരിപ്പിച്ചി രുന്നു. വയനാടിന്‍റെ വിഷയം ഗൗരവമുള്ളതാണെന്നും മറ്റ് ചിലയിടങ്ങളിലും സമാനമായ പ്രശ്നമുണ്ടെന്നും മന്ത്രി പറഞ്ഞു. താലൂക്ക് തലത്തിലും സ്കൂൾ തലത്തിലും സീറ്റുകളുടെ പോരായ്മകൾ ഉൾപ്പെടെ കണക്കെടുപ്പ് നടത്തി പ്രശ്നം പരിഹരിക്കുവാൻ ശ്രമിക്കുമെന്ന് മന്ത്രി എംഎൽഎക്ക് ഉറപ്പ് നൽകി. കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളിയുടെ ശിൽപിയും വിജയാഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണ സാന്പത്തിക തിരിമറി: താൽകാലിക ജീവനക്കാരിയ പിരിച്ചുവിട്ടു മാനന്തവാടി: സാന്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക് “വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം’’ കൽപ്പറ്റ: നിർമിത ബുദ്ധിയുടെയും മത്സരാധിഷ്ടിത മാധ്യമ പ്രവർത്തനത്തിന്‍റെയും കാലത്ത് വാർത്തകൾ ശരിയായ രീതിയിൽ അവതരി കൽപ്പറ്റ: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്ത രക്ഷിതാക്കൾക്കു കന്പ്യൂട്ടർ പരിശീലനം നൽകി മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂൾ പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂളിന്‍റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കന്പ്യൂട ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയെ സംഘം മർദ്ദിച്ചതായി പരാതി. പാണ്ഡ്യാർ ഗോഡൗണ്‍ സ്വദേശിയായ സ്വകാര്യ സ സെന്‍റ് ജോസഫ് സ്കൂളിലെ നൈപുണ്യം പദ്ധതി ശ്രദ്ധേയം മേപ്പാടി: സെന്‍റ് ജോസഫ് യുപി സ്കൂളിൽ നടപ്പാക്കുന്ന നൈപുണ്യം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പുൽപ്പള്ളി: പാക്കം ഗവ. എൽപി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 85 ഓളം ലാപ്ടോപ്പുക കൽപ്പറ്റ: ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട ഡ്രൈവർക്ക് രക്ഷകരായി അഗ്നിശമനാ സേനാംഗങ്ങൾ കൽപ്പറ്റ: മറിഞ്ഞ ട്രാക്ടറിനടിയിൽപെട്ട ഡ്രൈവറെ അഗ്നിശമനാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാ പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട വെളുക്കൊല്ലി പ്രദേശത്തെ ജനങ്ങളുടെ റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വെളുക്കൊല്ലിയി ചീക്കല്ലൂരിലെ കൃഷി നാശം; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കണിയാന്പറ്റ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മനുവർണ്ണ നെൽ വിത്ത് ഉപയോഗിച്ച് 240 ഏക്കറിൽ കൃഷി ചെയ കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഈ മാസം നടത്തു കാൻസർ രോഗികൾക്കായി മുടി ദാനം നൽകി എട്ടാം ക്ലാസുകാരൻ മേപ്പാടി: കാൻസർ രോഗികൾക്കായി മുടി ദാനം നൽകി എട്ടാം ക്ലാസുകാരൻ. കാപ്പംകൊല്ലി പുഴമൂലയിലെ ആതിഷ് പി. ജയേഷ് ആണ് മാതൃകാ വലിയ ശതമാനം പോലീസുകാരും ക്രിമിനല ുകൾ: കെ. സുധാകരൻ കൽപ്പറ്റ: സംസ്ഥാനത്തെ പോലീസ് സേനയിൽ ഒരു വലിയ ശതമാനം പോലീസുകാരും ക്രിമിനല ുകളാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാ കൽപ്പറ്റ: നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും പുറന്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി സുൽത്താൻ ബത്തേരി: നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാതയുടെ ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും സംബന്ധിച്ച നടപടികൾ പൂർത്തി കൽപ്പറ്റ: പട്ടികവിഭാഗങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പിൽ നിന്നും വിവിധ ഏജൻസികൾ മുഖേനയും അനുവദിച്ച് നൽകിയ വീട് അ കൽപ്പറ്റ: കൈപ്പാട്ടുകുന്ന് മുക്രാമൂല ഏച്ചോം റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 12 വരെ വാഹന ഗതാ മാനന്തവാടി: കല്ലോടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ കൽപ്പറ്റ: വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത് നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റിന് മുന്പിൽ ഉപവാസവും സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ-വയനാട് റെയിൽവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി റെയി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 അതിദാരിദ്ര്യ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് 12ാം വാർഡിൽ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി ര മാനന്തവാടി: സിപിഎം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് 12-ാ വാർഡംഗം ജോണി മറ്റത്തിലാനി. പ് ബിജെപിക്ക് ജില്ലയിൽ ഇനി ആറ് മണ്ഡലം പ്രസിഡന്‍റുമാർ മാനന്തവാടി: ബിജെപിക്ക് ഇനി ജില്ലയിൽ ആറ് മണ്ഡലം പ്രസിഡന്‍റുമാരായിരിക്കും ഉണ്ടാവുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ബത്തേരി നിയോജകമണ്ഡലം ജനജാഗ്രത യാത്രയ്ക്ക് തുടക്കം സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനജാഗ്രതയാത്രക്ക് അവേശകരമായ തുടക്കം. ബുധനാഴ്ച ബത്തേരി കോട്ടക കണിയാരം: ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമാ ലോക എയ്ഡ്സ് ദിനാചരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൽപ്പറ്റ: അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തോടെ ഈ വർഷം ആചരിക്കുന്ന ലോക മുട്ടിൽ: കേരള സർക്കാർ മണ്ണ് പര്യവേഷണ മണ്ണ് പരിശോധന മൊബൈൽ യൂണിറ്റും കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാല ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ കൽപ്പറ്റ: രാജ്യത്തിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകർ കരുവാരകുണ്ട്: വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകരുടെ ജീവിതം വഴിമുട്ടുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മ ലീഗ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പി.പി. ഷൈജൽ കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരേ വീണ്ടും ഗുരുതര ആരോപണവുമായി എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ല, ചരക്ക് വാഹനങ്ങൾ തടഞ്ഞ് കർണാടക സുൽത്താൻ ബത്തേരി: ആർടിസിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ചരക്കുവാഹനങ്ങൾ കർണാടക അതിർത്തിയിൽ തടഞ്ഞ കണിയാന്പറ്റ: 21 വർഷമായി നൂലാമാലകളിൽ കുരുങ്ങിക്കിടന്ന കൂടോത്തുമ്മൽ-വേലിയന്പം റോഡ് നിർമാണത്തിന് വീണ്ടും വഴിയൊരു കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുളള ധനസഹാ കേണിച്ചിറ: കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് നിന്നുപോയ നടവയൽ-കോഴിക്കോട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഭരണഘടന കരുതലും കാവലും: സെമിനാർ സംഘടിപ്പിച്ചു തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഭരണഘടന കരുതലും കാവലും എ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം: ഐഎൻടിയുസി സുൽത്താൻ ബത്തേരി: ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കർഷക കോണ്‍ഗ്ര കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം: ജന ജാഗ്രത യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി തുടക്കമായി കൽപ്പറ്റ/മാനന്തവാടി: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭമായ ജൻ ജാഗരണ്‍ അഭിയാന്‍റെ ഭാഗമായി വയനാട് ജില്ലയിൽ ജൻ ജാഗരണ്‍ യാത ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു ഗോപാൽ രത്ന അവാർഡ് കൽപ്പറ്റ: എടവക ഗ്രാമപ്പഞ്ചായത്ത് രണ്ടേനാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അപ്രതീക്ഷിത സന്ദർശനം കൽപ്പറ്റ: തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂ പഴശി കലാപങ്ങൾക്ക് ശക്തി പകർന്നത് വയനാട്ടിലെ കാർഷിക ജനസമൂഹം: മാർഗരറ്റ് ഫ്രൻസ് പുൽപ്പള്ളി: വയനാട്ടിൽ പഴശി കലാപങ്ങളുടെ ആദ്യകാല വിജയത്തിന് കാരണം ഇവിടുത്തെ ആദിവാസി ഗോത്ര കാർഷിക സമൂഹത്തിന്‍റെ പൂ കൽപ്പറ്റ: ബ്ലാക്ക് പെപ്പർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോസ് മാത്യു കൊളന്പേൽ രചിച്ച ഏയ്ഞ്ചൽ എഗെയ്ൻ എന്ന ഇംഗ്ലീഷ് കവിതാ സമ സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിർത്തി: മന്ത്രി അഹമ്മദ് ദേവർകോവിൽ മാനന്തവാടി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ വഴി സർക്കാരിന് കഴി ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൽപ്പറ്റ: ജില്ലയിൽ 10 കെവിഎ മുതൽ ശേഷിയുള്ള ജനറേറ്റർ ഉപയോഗിക്കുന്നവർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും സുരക്ഷാ സർ സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണം: കെഎസ്ടിഎ സുൽത്താൻ ബത്തേരി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിച്ചു പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെഎസ്ടിഎ ബത്തേരി ഉപജ ഗൂഡല്ലൂർ: ഗൂഡല്ലൂർ-നാടുകാണി റോഡ് നന്നാക്കും. നാടുകാണിയിൽ നിന്ന് കേരള അതിർത്തി വരെയുള്ള ആറ് കിലോമീറ്റർ റോഡ് കുണ്ടു കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളിയുടെ ശിൽപിയും വിജയാഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണ സാന്പത്തിക തിരിമറി: താൽകാലിക ജീവനക്കാരിയ പിരിച്ചുവിട്ടു മാനന്തവാടി: സാന്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക് “വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം’’ കൽപ്പറ്റ: നിർമിത ബുദ്ധിയുടെയും മത്സരാധിഷ്ടിത മാധ്യമ പ്രവർത്തനത്തിന്‍റെയും കാലത്ത് വാർത്തകൾ ശരിയായ രീതിയിൽ അവതരി കൽപ്പറ്റ: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്ത രക്ഷിതാക്കൾക്കു കന്പ്യൂട്ടർ പരിശീലനം നൽകി മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂൾ പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂളിന്‍റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കന്പ്യൂട ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയെ സംഘം മർദ്ദിച്ചതായി പരാതി. പാണ്ഡ്യാർ ഗോഡൗണ്‍ സ്വദേശിയായ സ്വകാര്യ സ സെന്‍റ് ജോസഫ് സ്കൂളിലെ നൈപുണ്യം പദ്ധതി ശ്രദ്ധേയം മേപ്പാടി: സെന്‍റ് ജോസഫ് യുപി സ്കൂളിൽ നടപ്പാക്കുന്ന നൈപുണ്യം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പുൽപ്പള്ളി: പാക്കം ഗവ. എൽപി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 85 ഓളം ലാപ്ടോപ്പുക കൽപ്പറ്റ: ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട ഡ്രൈവർക്ക് രക്ഷകരായി അഗ്നിശമനാ സേനാംഗങ്ങൾ കൽപ്പറ്റ: മറിഞ്ഞ ട്രാക്ടറിനടിയിൽപെട്ട ഡ്രൈവറെ അഗ്നിശമനാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാ പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട വെളുക്കൊല്ലി പ്രദേശത്തെ ജനങ്ങളുടെ റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വെളുക്കൊല്ലിയി ചീക്കല്ലൂരിലെ കൃഷി നാശം; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കണിയാന്പറ്റ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മനുവർണ്ണ നെൽ വിത്ത് ഉപയോഗിച്ച് 240 ഏക്കറിൽ കൃഷി ചെയ കൽപ്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഈ മാസം നടത്തു കാൻസർ രോഗികൾക്കായി മുടി ദാനം നൽകി എട്ടാം ക്ലാസുകാരൻ മേപ്പാടി: കാൻസർ രോഗികൾക്കായി മുടി ദാനം നൽകി എട്ടാം ക്ലാസുകാരൻ. കാപ്പംകൊല്ലി പുഴമൂലയിലെ ആതിഷ് പി. ജയേഷ് ആണ് മാതൃകാ വലിയ ശതമാനം പോലീസുകാരും ക്രിമിനല ുകൾ: കെ. സുധാകരൻ കൽപ്പറ്റ: സംസ്ഥാനത്തെ പോലീസ് സേനയിൽ ഒരു വലിയ ശതമാനം പോലീസുകാരും ക്രിമിനല ുകളാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാ കൽപ്പറ്റ: നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും പുറന്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി സുൽത്താൻ ബത്തേരി: നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാതയുടെ ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും സംബന്ധിച്ച നടപടികൾ പൂർത്തി കൽപ്പറ്റ: പട്ടികവിഭാഗങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പിൽ നിന്നും വിവിധ ഏജൻസികൾ മുഖേനയും അനുവദിച്ച് നൽകിയ വീട് അ കൽപ്പറ്റ: കൈപ്പാട്ടുകുന്ന് മുക്രാമൂല ഏച്ചോം റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 12 വരെ വാഹന ഗതാ മാനന്തവാടി: കല്ലോടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ കൽപ്പറ്റ: വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത് നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റിന് മുന്പിൽ ഉപവാസവും സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ-വയനാട് റെയിൽവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി റെയി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 അതിദാരിദ്ര്യ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് 12ാം വാർഡിൽ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി ര മാനന്തവാടി: സിപിഎം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് 12-ാ വാർഡംഗം ജോണി മറ്റത്തിലാനി. പ് ബിജെപിക്ക് ജില്ലയിൽ ഇനി ആറ് മണ്ഡലം പ്രസിഡന്‍റുമാർ മാനന്തവാടി: ബിജെപിക്ക് ഇനി ജില്ലയിൽ ആറ് മണ്ഡലം പ്രസിഡന്‍റുമാരായിരിക്കും ഉണ്ടാവുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ബത്തേരി നിയോജകമണ്ഡലം ജനജാഗ്രത യാത്രയ്ക്ക് തുടക്കം സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനജാഗ്രതയാത്രക്ക് അവേശകരമായ തുടക്കം. ബുധനാഴ്ച ബത്തേരി കോട്ടക കണിയാരം: ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമാ ലോക എയ്ഡ്സ് ദിനാചരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൽപ്പറ്റ: അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തോടെ ഈ വർഷം ആചരിക്കുന്ന ലോക മുട്ടിൽ: കേരള സർക്കാർ മണ്ണ് പര്യവേഷണ മണ്ണ് പരിശോധന മൊബൈൽ യൂണിറ്റും കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാല ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ കൽപ്പറ്റ: രാജ്യത്തിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകർ കരുവാരകുണ്ട്: വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകരുടെ ജീവിതം വഴിമുട്ടുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മ ലീഗ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പി.പി. ഷൈജൽ കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരേ വീണ്ടും ഗുരുതര ആരോപണവുമായി എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ല, ചരക്ക് വാഹനങ്ങൾ തടഞ്ഞ് കർണാടക സുൽത്താൻ ബത്തേരി: ആർടിസിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ചരക്കുവാഹനങ്ങൾ കർണാടക അതിർത്തിയിൽ തടഞ്ഞ കണിയാന്പറ്റ: 21 വർഷമായി നൂലാമാലകളിൽ കുരുങ്ങിക്കിടന്ന കൂടോത്തുമ്മൽ-വേലിയന്പം റോഡ് നിർമാണത്തിന് വീണ്ടും വഴിയൊരു കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുളള ധനസഹാ കേണിച്ചിറ: കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് നിന്നുപോയ നടവയൽ-കോഴിക്കോട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഭരണഘടന കരുതലും കാവലും: സെമിനാർ സംഘടിപ്പിച്ചു തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഭരണഘടന കരുതലും കാവലും എ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം: ഐഎൻടിയുസി സുൽത്താൻ ബത്തേരി: ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കർഷക കോണ്‍ഗ്ര കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം: ജന ജാഗ്രത യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി തുടക്കമായി കൽപ്പറ്റ/മാനന്തവാടി: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭമായ ജൻ ജാഗരണ്‍ അഭിയാന്‍റെ ഭാഗമായി വയനാട് ജില്ലയിൽ ജൻ ജാഗരണ്‍ യാത ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു ഗോപാൽ രത്ന അവാർഡ് കൽപ്പറ്റ: എടവക ഗ്രാമപ്പഞ്ചായത്ത് രണ്ടേനാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അപ്രതീക്ഷിത സന്ദർശനം കൽപ്പറ്റ: തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂ പഴശി കലാപങ്ങൾക്ക് ശക്തി പകർന്നത് വയനാട്ടിലെ കാർഷിക ജനസമൂഹം: മാർഗരറ്റ് ഫ്രൻസ് പുൽപ്പള്ളി: വയനാട്ടിൽ പഴശി കലാപങ്ങളുടെ ആദ്യകാല വിജയത്തിന് കാരണം ഇവിടുത്തെ ആദിവാസി ഗോത്ര കാർഷിക സമൂഹത്തിന്‍റെ പൂ കൽപ്പറ്റ: ബ്ലാക്ക് പെപ്പർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോസ് മാത്യു കൊളന്പേൽ രചിച്ച ഏയ്ഞ്ചൽ എഗെയ്ൻ എന്ന ഇംഗ്ലീഷ് കവിതാ സമ സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിർത്തി: മന്ത്രി അഹമ്മദ് ദേവർകോവിൽ മാനന്തവാടി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ വഴി സർക്കാരിന് കഴി ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൽപ്പറ്റ: ജില്ലയിൽ 10 കെവിഎ മുതൽ ശേഷിയുള്ള ജനറേറ്റർ ഉപയോഗിക്കുന്നവർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും സുരക്ഷാ സർ സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണം: കെഎസ്ടിഎ സുൽത്താൻ ബത്തേരി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിച്ചു പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെഎസ്ടിഎ ബത്തേരി ഉപജ ഗൂഡല്ലൂർ: ഗൂഡല്ലൂർ-നാടുകാണി റോഡ് നന്നാക്കും. നാടുകാണിയിൽ നിന്ന് കേരള അതിർത്തി വരെയുള്ള ആറ് കിലോമീറ്റർ റോഡ് കുണ്ടു ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam മൂന്നുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു Idukki അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam മൂന്നുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു Idukki അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഹാന കൃഷ്ണൻ. ഒരു സംവിധായിക ആവുക എന്നതാണ് താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. യൂട്യൂബിൽ സ്വന്തമായി ചാനൽ ഉള്ള താരം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുകയുണ്ടായി. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വളരെ വലിയ വലിയ സ്ഥാനം തന്നെ ആരാധകർക്കിടയിൽ ഉണ്ട്. ഈ സാഹചര്യത്തിൽ സംവിധായക ആകണം എന്ന ആഗ്രഹത്തിന് പുറത്ത് അച്ഛനെ നായകനാക്കി കൊണ്ട് താരം ചെയ്ത മ്യൂസിക്കൽ ആൽബം വളരെയധികം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോൾ തോന്നൽ എന്ന മ്യൂസിക്കൽ വീഡിയോയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കുവാൻ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിന് തൊട്ടുപിന്നാലെ തോന്നൽ ഗാനത്തിന് കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് അഹാനയും സഹോദരിമാരും. ഈ കവർ സോങ്ങും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. കവർ സോങ്ങ് പുറത്തുവന്നതിനു തൊട്ടു പിന്നാലെ ഇവരുടെ അമ്മ സിന്ധു കൃഷ്ണ തോന്നൽ കവർ ഡാൻസിന്റെ ബിഹൈൻഡ് സീനും ആയി youtube ചാനലിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അഹാനയുടെയും സഹോദരിമാരുടെയും പ്രാക്ടീസും അതിനിടയ്ക്ക് ഉള്ള അവരുടെ നർമ പ്രധാനമായ സംസാരവും എല്ലാം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് ഇതും ആരാധകരിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നത്. എല്ലാവർക്കും യൂട്യൂബ് ചാനൽ ഉള്ള താരകുടുംബം ആണ് കൃഷ്ണകുമാറിന്റേത്. അഭിനയത്തെ ജീവിതോപാധിയായി കാണുന്നവരാണ് ഈ കുടുംബത്തിൽ ഉള്ളതെന്ന് അതിന് മുൻപേ തന്നെ വ്യക്തമായ കാര്യമാണ്. തോന്നലിന് വിജയാശംസകളുമായി നിരവധി പ്രശസ്ത താരങ്ങളും എത്തിയിട്ടുണ്ട്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ‘പൊന്നുവിന് ധൈര്യം കൊടുത്തത് സിദ്ദിഖ് ഇക്കാ പണ്ട് പറഞ്ഞ കാര്യം പറഞ്ഞുകൊടുത്ത്’; ഡിംപിൾ റോസിന്റെ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് അമ്മ; കാണാം പുതിയ വീഡിയോ ഉപ്പും മുളകും ഇനി എരിവും പുളിയും ഫ്ലവേഴ്സിൽ നിന്ന് സീകേരളത്തിലേയ്ക്ക് പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി… മകളുടെ കരിയറിലെ മറക്കാനാകാത്ത നിമിഷമാണ് ഇത്; ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ… മുത്തശ്ശി ആയ സന്തോഷം പങ്കുവെച്ച് താരാ കല്യാൺ..ദൈവത്തിന് നന്ദി: ചെറുമക്കൾക്കൊപ്പമുള്ള… അവാർഡ് നിശയിൽ തിളങ്ങി ജയസൂര്യയും കുടുംബവും… ഭർത്താവിനെക്കുറിച്ചുള്ള അഭിമാനം… പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി അർജുൻ; സുദർശന കുട്ടിക്കൊപ്പം ഉള്ള ആദ്യ വീഡിയോ ആഘോഷമാക്കി അച്ഛനും അമ്മയും! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല എലി ശല്യം പൂർണമായും ഒഴിവാക്കാൻ… സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്� സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ല� ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ജിദ്ദ ഒമിക്രോണ്‍ വകഭേദം ക കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി അബുദബി കൊവിഡ് പ്രതിരോധിക� യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോ� ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര� കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാര� ഖത്തറില്‍ ഉല്‍പന്നങ്ങളില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍ പാടില്ല ദോഹ മതവിരുദ്ധ ലോഗോയും ചിഹ� സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ല; ഷാര്‍ജയില്‍ 8,884 പേര്‍ക്ക് പിഴ ഷാര്‍ജ: വണ്ടിയോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുന്നതായി ഷാര്‍ജ പോലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഈ വര്‍ഷം ഇതുവരെ പിഴ ലഭിച്ചത് 8,884 പേര്‍ക്കാണ്. വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 4,426 പേര്‍ക്ക് പിഴ കിട്ടി. റോഡപകടങ്ങളില്‍ മരണനിരക്ക് കുറയാനും ഗുരുതരമായ പരിക്കുകള്‍ ഇല്ലാതെ ജീവന്‍ രക്ഷിക്കാനും ഏറെ നിര്‍ണായകമാണ് സീറ്റ് ബെല്‍റ്റുകളെന്ന് ഷാര്‍ജ പോലീസ് ചൂണ്ടിക്കാട്ടി. പുറകിലിരിക്കുന്ന യാത്രക്കാരും കുട്ടികളും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിര്‍ബന്ധമാണ്. അത്‌പോലെ വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ശ്രദ്ധ പോകുന്നത് വാഹനാപകടങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണമായി കണ്ടെത്തിയിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങി ഖത്തറിലെ ഹമദ് വിമാനത്താവളം വിധിയെ തോല്‍പ്പിക്കാനുറച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ അറ്റ്ലസിന്‍റെ പുതിയ ഷോറൂം ഉടന്‍ ദുബായില്‍ തുറക്കും സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ 27 ആണ് മരിച്ചത് അല്?? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്രവിശ്യകളില്‍ കാഴ്ച മറയ്ക്കും വിധം മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക് കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നല്‍കി കോവിഡ് കേസുകള്‍ താഴോട്ട് കഴിഞ്ഞ 20 ദിവ?? ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ ലഭിച്ചത് റെക്കോഡ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നി? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ ഭൂമി കയ്യേറ്റം ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ് – Jaihind TV രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ ഭൂമി കയ്യേറ്റം ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ കേസ് ലക്നൗ ഭൂമി കൈയേറ്റ കേസ് ആരോപിച്ച മാധ്യമപ്രവർത്തകനും മറ്റ് രണ്ട് പേർക്കുമെതിരെ ഉത്തർപ്രദേശ് പൊലീസ് 18 കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവും രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരൻ സഞ്ജയ് ബൻസലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകനായ വിനീത് നരേൻ, അൽക ലഹോതി, രജനിഷ് എന്നിവർക്കെതിരെയാണ് കേസെടുത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. സഞ്ജയ് ബൻസലിയാണ് അയോധ്യയിലെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആരോപണങ്ങൾ നേരിടുന്നത്. ആരോപണങ്ങളെക്കുറിച്ച് ബിജ്‌നോർ പൊലീസ് മേധാവി ഇതിനകം ചമ്പത് റായ്ക്കും സഹോദരന്മാർക്കും ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറയുന്നു. വിഎച്ച്പി നേതാവിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് മൂന്നുപേർക്കുമെതിരായ ആരോപണം. മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുക, തെറ്റായ തെളിവുകൾ നൽകൽ, വഞ്ചന, അതിക്രമം എന്നിവ ആരോപിച്ചാണ് മൂവർക്കുമെതിരെ എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപ് വിനീത് നരേൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ചമ്പത് റായ് തന്റെ സഹോദരന്മാർക്ക് ബിജ്‌നോറിൽ ഭൂമി പിടിച്ചെടുക്കാൻ സൗകര്യമൊരുക്കിയെന്ന് ആരോപിച്ചിരുന്നു. അൽക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഒരു പശു വളർത്തൽ കേന്ദ്രത്തിൽ 20,000 ചതുരശ്ര മീറ്റർ സ്ഥലം പിടിച്ചെടുക്കാൻ ചമ്പത് റായ് തന്റെ സഹോദരങ്ങളെ സഹായിച്ചതായും പോസ്റ്റിൽ നരേൻ ആരോപിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ 2018 മുതൽ അൽക ലഹോതി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചതായും പോസ്റ്റിൽ പറഞ്ഞിരുന്നു. കൊവിഡ് ധനസഹായം 4 ലക്ഷമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത് യുഡിഎഫ് സര്‍ക്കാരിന്‍റെ ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന്‍റെ വിജയം ഉമ്മന്‍ ചാണ്ടി അട്ടപ്പാടിയില്‍ നടക്കുന്നത് ശിശുമരണങ്ങളല്ല, കൊലപാതകങ്ങള്‍; ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് പൊതുസ്ഥലത്ത് ഭാര്യയ്ക്ക് ക്രൂര മർദ്ദനം; പ്രതി മുങ്ങി, പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് മകള്‍ക്കൊപ്പം ക്യാമ്പെയ്ന്‍ മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം ഡിസംബര്‍ മൂന്നിന് മൊഫിയയുടെ ‘കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് ചിലരുടെ വ്യാമോഹം മാത്രം, ഒരു ശക്തിക്കും കോണ്‍ഗ്രസിനെ നശിപ്പിക്കാനാവില്ല’ വികസനമല്ല, കെ റെയിലിലൂടെ മുഖ്യമന്ത്രിയുടെ ലക്ഷ്യം കമ്മീഷന്‍: കെ മുരളീധരന്‍ എംപി വിദ്യാർത്ഥികള്‍ക്ക് സിവില്‍ സർവീസ് പരിശീലനത്തിനായി സ്മാർട്ട്-കെ പദ്ധതി; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം പിണറായി വാഴ്ത്തിപ്പാടിയത് ഉമ്മന്‍ ചാണ്ടി സർക്കാരിന്‍റെ നേട്ടം നീതി ആയോഗ് റിപ്പോർട്ട് പുതിയ കൊവിഡ് വകഭേദം ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ; വിമാന കൊവിഡ് ഒമിക്രോണ്‍ വകഭേദം: കേരളത്തിന് ജാഗ്രതാ നിർദേശം നല്‍കി കേന്ദ്രം; അറിയിച്ച് ആരോഗ്യമന്ത്രി മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ കേരളത്തോട് വിശദീകരണം തേടി ജോലി വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ചു; ഡിസംബർ 1 മുതല്‍ അനിശ്ചിതകാല സമരത്തിന് കൊവിഡ് ഒമിക്രോണ്‍ വകഭേദം; പ്രതിരോധ നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു ഒമിക്രോണ്‍ അത്യന്തം അപകടകാരി; കൊവിഡിന്‍റെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്ന് ലോകാരോഗ്യ സംഘടന മഴ: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല ഒടുവില്‍ സിഐക്ക് സസ്പെന്‍ഷന്‍ പ്രതിപക്ഷ സമരം വിജയം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ ഡിജിറ്റല്‍ കോപ്പി; കോടതിയില്‍ സമർപ്പിച്ചു കാക്കിക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിച്ച് സർക്കാർ; 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ മൊഫിയയുടെ മരണം: പരാതി നല്‍കാനെത്തിയ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ തുടർക്കഥ; ആഭ്യന്തരവകുപ്പും പൊലീസും നോക്കുകുത്തിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മറുപടി ‘ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനം? അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം’ കോഴിക്കോട്:നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രണ്ടു റോഡുകളുടെ സർവേ പൂർത്തിയായി. ആകെ പത്ത് റോഡുകളും ഒരു മേൽപ്പാലവുമാണ് രണ്ടാംഘട്ടത്തിൽ വരുന്നത്. സംസ്ഥാന സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന പദ്ധതിയുടെ ഡി.പി.ആർ ഡീറ്റൈയിൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനാണ് സർവേ നടത്തുന്നത്. മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ്, കരിക്കാംകുളം-സിവിൽ സ്‌റ്റേഷൻ റോഡുകളുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് ഏതാണ്ട് പൂർത്തിയായത്. മാനാഞ്ചിറ-പാവങ്ങാട്, പുതിയങ്ങാടി-തണ്ണീർപന്തൽ, വെസ്റ്റ്ഹിൽ ചുങ്കം-ഭട്ട്‌റോഡ്, മിനി ബൈപാസ്-പനാത്ത് താഴം, കല്ലുത്താൻ കടവ്-മീഞ്ചന്ത, കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര എന്നിവയാണ് മറ്റ് റോഡുകൾ. നേരത്തേ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി ചില റോഡുകളുടെ നീളത്തിന്റെയും മറ്റും കാര്യത്തിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്. മൂഴിക്കൽ-കാളാണ്ടിതാഴം, കോവൂർ-മെഡിക്കൽ കോളേജ്-മുണ്ടിക്കൽത്താഴം, കരിക്കാംകുളം-സിവിൽ സ്‌റ്റേഷൻ-കോട്ടൂളി റോഡുകളുടെ ഡി.പി.ആർ. നേരത്തേതന്നെ തയ്യാറാക്കിയിരുന്നു. മാനാഞ്ചിറ-പാവങ്ങാട് റോഡ് നാല് വരിയും മറ്റുള്ളവ രണ്ടുവരിയുമായാണ് നവീകരിക്കുക. സരോവരം ബയോപാർക്കിന് സമീപത്തുകൂടിയാണ് മേൽപ്പാലം വരിക. കെ.പി. ചന്ദ്രൻ റോഡിൽനിന്ന് തുടങ്ങി മിനി ബൈപാസ്, കനോലി കനാൽ, കളിപ്പൊയ്ക എന്നിവയുടെ മുകളിലൂടെയാണ് പാലം. കനോലി കനാലിനു കുറുകേ ഏഴ് മീറ്റർ ഉയരത്തിലായിരിക്കും പാലം. ഈ ഭാഗത്തുള്ള കണ്ടൽക്കാടുകൾക്ക് ദോഷം വരാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുക. കെട്ടിടങ്ങൾ, വാഹന സർവീസ്, മണ്ണ് എന്നിവയെല്ലാം വിവരശേഖരണത്തിൽ ഉൾപ്പെടുന്നുണ്ട്. സിനർജി ആർക്കിടെക്ട് ആൻഡ്‌ എൻജിനിയേഴ്‌സ് എന്ന കമ്പനിയാണ് സർവേ നടത്തുന്നത്. ജൂണിൽ തുടങ്ങിയ സർവേ സെപ്റ്റംബറോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിന്റെ റിപ്പോർട്ടിനുശേഷം പൊതുമരാമത്ത് വിഭാഗം ഡി.പി.ആർ. തയ്യാറാക്കുകയും റോഡ് ഫണ്ട് ബോർഡിന് കൈമാറുകയും ചെയ്യും. സർവേ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർ പ്രവർത്തനം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. മലയോര ഹൈവേ (SH59):ജില്ലയിലെ പുതുക്കിയ അലൈൻമെന്റിൻ അംഗീകാരം കളിമണ്ണ‌് കിട്ടിത്തുടങ്ങി; ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനികൾ ഉണരുന്നു കോഴിക്കോട് ഇന്റര്‍നാഷണല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം ഇന്നും ഒരു സ്വപ്‌നം മാത്രം നവവധു തൂങ്ങി മരിച്ച നിലയിൽ അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു …. മരിക്കും മുൻപ് തന്‍റെ നോട്ടുബുക്കിൽ മോഫിയ പർവീൻ അവസാനമായി എഴുതിയിരിക്കുന്നത് ഇങ്ങനെ.. നിർമാതാവ് സുപ്രിയ മേനോന്റെ അച്ഛൻ മനമ്പറക്കാട്ട് വിജയകുമാർ മേനോൻ അന്തരിച്ചു ഇന്ധനവിലയ്‌ക്കെതിരായ കോണ്‍ഗ്രസിൻറെ പ്രതിഷേധം: ഗതാഗതക്കുരുക്ക് ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്തു ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍ തെക്കൻ ജില്ലകളില്‍ കനത്ത മഴ: പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടല്‍, അതീവ ജാഗ്രത ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിനു 35 ഉം ഡീസലിന് 37 ഉം പൈസ വർധിച്ചു പറവൂരിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവ ദമ്പതികൾ തൂങ്ങിമരിച്ചു രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു ഇതു പോരാ, പെറ്റി കേസുകളുടെ എണ്ണം കൂട്ടാൻ പോലീസുകാർക്ക് ശബ്ദസന്ദേശം; ഡിസിപി ഐശ്വര്യ ദോഗ്രെ വിവാദത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡനം; എതിർത്തപ്പോൾ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കും എന്ന് ഭീഷണി; എറണാകുളത്ത് വസ്ത്രവ്യാപാര ഉടമ അറസ്റ്റിൽ ഒളിമ്പിക്സിൽവെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം പി ആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; അമ്മയുടെ കൂട്ടുകാരിയുടെ മകന്‍ പിടിയില്‍ എന്തോ വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ ഓട്ടത്തിനിടയില്‍ ജീവിതങ്ങള്‍ ഇല്ലാതാകുന്നത് ആരറിയുന്നു. മൃഗമായാലും മനുഷ്യനായാലും. ഇതെല്ലാം കാണുമ്പോഴും മനുഷ്യനുണ്ടാകുന്നത് ഒരു "ലതാണ്" മുടിവെട്ടാൻ ഞാൻ ആവശ്യപെട്ടു, പറ്റില്ലെന്ന് മമ്മൂട്ടി; പിറ്റേദിവസം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മറവത്തൂർ കനവിലെ ഓർമ്മകൾ പങ്കുവെച്ച് ലാൽജോസ് ആദ്യസിനിമയായ മറവത്തൂർ കനവിലെ അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽജോസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങൾ ലാൽജോസ് പങ്കുവച്ചിരിക്കുന്നത്. ചില കാര്യങ്ങൾ… കണ്ണൂരിലായാലും സിപിഎമ്മിന്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് സിപിഐ; പിഴുതുമാറ്റിയ കൊടിമരം അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കുക വൻ പ്രകടനമായെത്തി; കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളിൽ ഇനി പാറുക സിപിഐയുടെ രക്തപതാക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം; തെരഞ്ഞെടുപ്പ് അഭിമുഖ അടിസ്ഥാനത്തിൽ; കൂടുതൽ വിവരങ്ങൾ മോഡലുകളുടെ അപകടമരണം; സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും നിലം കുഴിക്കുന്നതിടെ കർഷകന് കിട്ടിയത് അൻപത് ലക്ഷം വിലമതിക്കുന്ന അമൂല്യ രത്‌നങ്ങൾ; തനിക്ക് ലഭിക്കുന്ന പണത്തിൽ കുട്ടികളെ പഠിപ്പിക്കുമെന്ന് മുലായം സിങ് പകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം ഡാന്‍സുമായി സാനിയ അയ്യപ്പൻ;വീഡിയോ വൈറല്‍… തിരിച്ചടിച്ച് ഇറാഖി സൈന്യം; വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 6 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ; സംഭവത്തിൽ വെളിപ്പെടുത്തലുമായി ചീഫ് കമാൻഡർ യാഹിയ റസൂൽ കണ്ണൂരിലായാലും സിപിഎമ്മിന്റെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് സിപിഐ; പിഴുതുമാറ്റിയ കൊടിമരം അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കുക വൻ പ്രകടനമായെത്തി; കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളിൽ ഇനി പാറുക സിപിഐയുടെ രക്തപതാക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം; തെരഞ്ഞെടുപ്പ് അഭിമുഖ അടിസ്ഥാനത്തിൽ; കൂടുതൽ വിവരങ്ങൾ മോഡലുകളുടെ അപകടമരണം; സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ‘അഭിനന്ദനങ്ങൾ മോദിജി’ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ കേന്ദ്രത്തെ പരിഹസിച്ച് കപിൽ സിബൽ ന്യൂ ഡൽഹി ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ പിന്നിലേക്ക് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ.… മുതിർന്ന നേതാവിന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ എത്തിയത് പാർട്ടി വിടൂ എന്നാക്രോശിച്ച്; കപിൽ സിബലിന്റെ വാഹനവും പ്രവർത്തകർ തകർത്തു; എതിർ സ്വരങ്ങളെ അടിച്ചൊതുക്കി പുത്തൻ രാഹുൽ ബ്രിഗേഡ് ന്യൂഡൽഹി: രാഹുൽ ഗാന്ധിയേയും കോൺഗ്രസ് പ്രവർത്തന ശൈലിയേയും വിമർശിക്കുന്നവരെ ആക്രമിച്ച് നിശബ്ദമാക്കാനൊരുങ്ങി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആക്രമണമുണ്ടായത്. കോൺഗ്രസ്… കനയ്യയുടെ പേരിലും കോൺഗ്രസിൽ കലാപക്കൊടി; സിപിഐ വിട്ടു വന്ന നേതാവ് പ്രതീക്ഷിച്ച പദവികൾ കിട്ടാനിടയില്ല; ആരാണ് തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്ന് തുറന്നടിച്ച് കബിൽ സിബൽ; ബീഹാർ മുഖ്യനാകാൻ മറുകണ്ടം ചാടിയ കനയ്യക്ക് കിട്ടിയത് എട്ടിന്റെ പണിയോ? ന്യൂഡൽഹി: കനയ്യയുടെ പേരിലും കോൺഗ്രസിൽ കലാപം. ഇന്നലെ കോൺഗ്രസിൽ അംഗത്വമെടുത്ത കനയ്യ കുമാറിന്റെ പദവിയുമായി ബന്ധപ്പെട്ട് പാർ‌ട്ടിക്കുള്ളിൽ അനിശ്ചിതത്വം തുടരുകയാണ്. സിപിഐ വിട്ടുവന്ന നേതാവിനെ ദേശീയ വക്താവാക്കാൻ… രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കപിൽ സിബൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. രോഗമുക്തിയെക്കാൾ വേഗത്തിൽ രോഗ വ്യാപനം എന്നും മുതിർന്ന കോൺഗ്രസ്സ് നേതാവ്… ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കണം, ശക്തിപ്രകടനവുമായി തിരുത്തല്‍വാദി സംഗമം ശ്രീനഗര്‍: ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതില്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കബില്‍ സിബല്‍. രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നല്‍കിയ… കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളുടെ സംഗമം ജമ്മുവില്‍, ആനന്ദ് ശര്‍മ്മയും കപില്‍ സിബലും പങ്കെടുക്കും ന്യൂഡല്‍ഹി: ശക്തിപ്രകടനത്തിന് ഒരുങ്ങി കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍. ഗുലാം നബി ആസാദിനൊപ്പം ജമ്മുവില്‍ കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുയര്‍ത്തിയവര്‍ കശ്മീരില്‍ ഒന്നിച്ചുചേരുന്നു. ഗുലാബ് നബി ആസാദിന് പിസിസി ഇതര സംഘടനകള്‍ കശ്മീരില്‍… കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കിട്ട് രാഹുല്‍ പ്രസംഗം വിവാദമാക്കി ബിജെപി ദേശീയ നേതൃത്വം, ഒന്നും പറയാനില്ലാതെ ട്രോളുമായി സിപിഎം, രാഹുലിന്റെ കേരളാ സന്ദര്‍ശനം ചര്‍ച്ചയാകുമ്പോള്‍ ! മെഹ്മൂദ് പികെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനവുംതുടര്‍ ന്നുണ്ടായ ഓരോ ഇടപെടലുകളുമാണ്. പതിവിലും വ്യത്യസ്തമായ രീതികളായിരുന്നു രാഹുലിന്റെ… കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം, വിമര്‍ശനവുമായി കപില്‍ സിബല്‍ ദില്ലി:രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കേരളത്തിലെ വോട്ടര്‍മാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമാണെന്നുള്ള പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. അവര്‍ എവിടെയുള്ളവരെന്നതല്ല… കേന്ദ്രം കര്‍ഷകര്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നു, രാഹുല്‍ ഗാന്ധിക്ക് പിന്നാലെ വിമര്‍ശനവുമായി കപില്‍ സിബലും ന്യൂഡല്‍ഹി:യാതൊരു തടസ്സങ്ങളും നേരിടാതെ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ക്ക് ചെങ്കോട്ടയിലേക്ക് കടക്കാനായതിനെ ചോദ്യം ചെയ്ത്, രാഹുല്‍ ഗാന്ധിക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും. സുപ്രധാനമായ ഒരു… വിമത നേതാക്കളെ കാണാന്‍ സോണിയ, രാഹുലും പങ്കെടുക്കും ഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെടുന്ന 23 മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഒരുങ്ങുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി… കോവിഡ് മുക്തനായതിനു തൊട്ടുപിന്നാലെ കമൽഹാസൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി; ഉലകനായകന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ് ഫെബ്രുവരിയോടെ രാജ്യത്ത് മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധർ; ബൂസ്റ്റർ ഡോസ് ആവശ്യം ശക്തം കുറുക്കൻമൂലയിൽ വീണ്ടും കടുവ ഇടങ്ങി; രണ്ട് വയസ്സുള്ള ആടിനെ ആക്രമിച്ച് കൊന്നു; ഇതുവരെ കൊന്നത് ആറ് വളർത്തുമൃഗങ്ങളെ വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്‌തെന്ന് ആരോപണം; ക്രിസ്ത്യൻ മിഷനറി സ്കൂളിന് നേരെ ബജ്റംഗ് ദൾ ആക്രമണം റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം; ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷ സ്വീകരിക്കുന്നു; ചെയ്യേണ്ടത് ഇത്ര മാത്രം കോവിഡ് മുക്തനായതിനു തൊട്ടുപിന്നാലെ കമൽഹാസൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി; ഉലകനായകന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ് ഫെബ്രുവരിയോടെ രാജ്യത്ത് മൂന്നാം തരംഗ സാധ്യതയെന്ന് വിദഗ്ധർ; ബൂസ്റ്റർ ഡോസ് ആവശ്യം ശക്തം കുറുക്കൻമൂലയിൽ വീണ്ടും കടുവ ഇടങ്ങി; രണ്ട് വയസ്സുള്ള ആടിനെ ആക്രമിച്ച് കൊന്നു; ഇതുവരെ കൊന്നത് ആറ് വളർത്തുമൃഗങ്ങളെ വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്‌തെന്ന് ആരോപണം; ക്രിസ്ത്യൻ മിഷനറി സ്കൂളിന് നേരെ ബജ്റംഗ് ദൾ ആക്രമണം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം രാത്രിയിൽ തന്നെ കുറെ ആലോചിച്ചു പിന്നെ അച്ഛൻ പറഞ്ഞത് പോലെ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. നാളത്തെ അവളുടെ പിറന്നാൾ ദിനം അല്ലാതെ മറ്റൊരു ദിവസം ഇതിനു ചേരില്ല. അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു. ആ രാത്രിയും കടന്നു പോയി.പിറ്റേന്നു രാവിലെ അച്ഛനും അമ്മയും രജിസ്റ്റർ ഓഫീസിലേക്ക് പോയി.ഞാൻ അവളെ കൊണ്ടു വരാൻ ആയി തൃശ്ശൂരിലേക്കും പോന്നു. ബസ്സ്റ്റോപ്പിൽ അവളെ കണ്ടില്ല. വിളിക്കാൻ തുടങ്ങിയതും ദാ വരുന്നു നമ്മടെ ആള് സാരി ഒക്കെ എടുത്തു ചുന്ദരി പെണ്ണായി. അവൾ അന്ന് തന്ന ഷർട്ടും മുണ്ടും ആയിരുന്നു എന്റെ വേഷം. വേഗം വന്നു കേറടി.എന്താ ഇത്രക്ക് ധൃതി കണ്ണേട്ടാ. അതൊക്കെ ഉണ്ട്. പോകുന്ന വഴിക്ക് പറയാം.മീനു ടീ… മീനു എന്താ കണ്ണേട്ടാ നിനക്ക് എന്നെ ഇഷ്ടല്ലേ അതെന്ത ഇപ്പൊ അങ്ങനെ ചോദിക്കാൻ ഇഷ്ടല്ലേ നിനക്ക് പിന്നെ എനിക്ക് എന്റെ കണ്ണേട്ടനെ അത്രക്ക് ഇഷ്ടാ. എന്താ കാര്യം കണ്ണേട്ടാ ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുവാ. ഇതിലും വലിയ ഗിഫ്റ്റ് നിനക്ക് തരാൻ എനിക്ക് ഇല്ല. നിനക്ക് അതിനു എതിർപ്പ് വല്ലതും ഉണ്ടോ. ഒരിക്കലും ഇല്ല കണ്ണേട്ടാ എന്നായാലും ഞാൻ കണ്ണേട്ടന്റെ ആവേണ്ടതല്ലേ. മം ശെരിയാ. ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി.ഞങ്ങളെ കാത്തു അച്ഛനും അമ്മയും അവിടെ നിന്നിരുന്നു. അവിടെ അപേക്ഷ കൊടുത്ത് ഒരു മാസം കഴിഞ്ഞാൽ മാത്രമേ രജിസ്റ്റർ ആവു രജിസ്റ്റർ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു. ഞങ്ങൾ എല്ലാരും കൂടെ അമ്പലത്തിൽ പോയി. അച്ഛന്റെയും അമ്മയുടെയും ഭഗവാനെയും സാക്ഷി ആക്കി ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി.താലി കെട്ടു കഴിഞ്ഞു ഉച്ചക്കലെ ഭക്ഷണം കഴിച്ചു ഞങ്ങൾ വീട്ടിലേക്കും അവൾ തിരിച്ചു അവളുടെ വീട്ടിലേക്കും പോയി. അവളുടെ കോളേജിലെ അവസാന വർഷ പരീക്ഷ ആയതിനാൽ ഞാൻ പറഞ്ഞത് പ്രകാരം അവൾ കോളേജ് ഹോസ്റ്റലിലേക്ക് മാറി. കല്യാണം കഴിഞ്ഞതോടെ ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമായി.കറങ്ങാൻ പോക്ക് കൂടി ഒരു ദിവസം പോയിരുന്നത് രണ്ടും മൂന്നും ദിവസം ഒക്കെ ആയി. വെള്ളിയാഴ്ച പോയിട്ട് തിങ്കളാഴ്ച കാലത്ത് ആണ് തിരിച്ചു വന്നിരുന്നത്.ഇത് എല്ലാ ആഴ്ചയിലും ആയി. ജീവിതം അങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം ജോലിക്ക് പോയി തിരിച്ചു വരാൻ നേരം മുതലാളി പറഞ്ഞു ഇനി മുതലാളി ജോലിക്ക് വരണ്ട ഞാൻ ഇത് നിർത്താൻ പോകുവാ കണ്ണാ.എന്താ പെട്ടന്ന് നിർത്തുന്നെ ഇല്ലട ഞാൻ ഗൾഫിലേക്ക് പോകുവാ. അത് കേട്ടതും ഞാൻ മാനസികമായി തകർന്നു പോയി. ഇനി എന്ത് ചെയ്യും ഭഗവാനെ നീ എന്നെ പരീക്ഷിക്കൂകയാണോ. ഞാൻ പണിക്ക് പോയില്ലെങ്കിൽ എന്റെ വീട് പട്ടിണി ആയി പോകും.വീട്ടിൽ വന്നു അച്ഛനോട് കാര്യങ്ങൾ പറഞ്ഞു അച്ഛനെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒന്ന് രണ്ടു ദിവസം ഞാൻ കാറ്ററിംഗ് പെയിന്റ് പണിക്കൊക്കെ പോയി അതോണ്ട് ഒന്നും ആയില്ല. അപ്പോഴാണ് മുംബയിൽ ഒരു കമ്പനിയിലേക്കുള്ള ഓഫർ പത്രത്തിൽ കാണുന്നത് കിട്ടിയാൽ നല്ലതാണ് അതുകൊണ്ട് തന്നെ ഞാൻ അപേക്ഷ കൊടുത്തു. ജോലി ഇല്ലാതിരുന്നതിന്റെ മാനസിക സമ്മർദ്ദം എന്നെ നല്ല രീതിയിൽ തന്നെ അലട്ടുന്നുണ്ടായിരുന്നു. അതിനിടയിൽ അവൾ വിളിച്ചു നാളെ എനിക്ക് കാണണം അത്യാവശ്യം ആണ്. കാണാം എന്താ കാര്യം അത് പറയാം.പിറ്റേന്നു ഞങ്ങൾ കാണാറുള്ള സ്ഥലത്തു വച്ചു അവളെ കണ്ടു പതിവിലും ക്ഷീണത്തിലും മുഖം വാടിയിരിക്കുകയായിരുന്നു അവളുടെ.ജോലി പോയതിന്റെ പ്രാന്ത് തലയിൽ ആ നേരത്ത് കത്തി കേറി നിൽക്കുകയായിരുന്നു എനിക്ക്. എന്താടി നിനക്ക് പറയാൻ ഉള്ളെ പറ. കണ്ണേട്ടാ ഞാൻ പ്രെഗ്നന്റ് ആണ്. ജോലി ഇല്ല ആകെ മൊത്തം പ്രശ്നം ആണ് ഇതിനിടയിൽ ഒരു കൊച്ചിനെ കൂടെ. നീ എന്തേലും കാണിക്ക് പോ പോയി ചാവ്. അപ്പോഴത്തെ അവസ്ഥക്ക് ഞാൻ അങ്ങനെ പറഞ്ഞു അത് ഞാൻ അപ്പൊ തന്നെ മറന്നു. പക്ഷെ ഈ കാര്യങ്ങൾ എല്ലാം തന്നെ അവളുടെ മനസിൽ തന്നെ നിന്നു. അവളുടെ മനസ്സിൽ അതിന് വേറെ അർഥങ്ങൾ ആയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ വിളിക്കുമ്പോൾ അവൾക്ക് ഇതിനെ കുറിച്ച് മാത്രമേ സംസാരിക്കാൻ ഉണ്ടായിരുന്നുളു. ദിവസം ചെല്ലും തോറും അത് വഴക്കായി മാറി തുടങ്ങി പിന്നെ വിളികളും കുറഞ്ഞു. സംസാരിക്കാതെ ഇരിക്കൽ ആയി.ആ സമയത്ത് ആണ് മുംബയിലേക്ക് ജോലിക്ക് എന്നെ വിളിക്കുന്നത്. സന്തോഷവും സങ്കടവും തോന്നിയ നിമിഷം ആയിരുന്നു എനിക്ക് അത്. ഞാൻ മുംബയിലേക്ക് പോയി. അവിടെ പോയ ശേഷം ജീവിതം മൊത്തത്തിൽ മാറാൻ തുടങ്ങി. മദ്യപാനം മുതൽ എല്ലാ ശീലങ്ങളും തുടങ്ങി. ഒരവസരത്തിൽ എനിക്ക് അതില്ലാതെ പറ്റില്ല എന്നാ അവസ്ഥ വരെ ആയി. രാവിലെ ഉണരുന്നതു മുതൽ എന്തിനേറെ രാവിലത്തെ കാപ്പിക്ക് പകരം മദ്യം വേണം എന്ന് വരെ ആയി എനിക്ക്. ഒരു ദിവസം ജോലിക്ക് പോകാൻ നേരം മദ്യപിച്ചുകൊണ്ടാണ് പോയത്. അന്നൊരു പുതിയ ജോലി സ്ഥലത്തു ആയിരുന്നു എനിക്ക് വർക്ക്‌. A/C ക്ക് വേണ്ടി ഡ്രിൽ അടിക്കാൻ എന്നോട് പറഞ്ഞു സൂപ്പർവൈസർ പോയി. കയ്യിൽ അതിന്റെ ചിത്രങ്ങളോ കാര്യങ്ങളൊ ഉണ്ടായിരുന്നില്ല. ഞാൻ ഡ്രിൽ ചെയ്തതും ആ 3 നില ബിൽഡിംഗ്‌ മൊത്തത്തിൽ തീ പിടിച്ചു. ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് താഴേക്കു എടുത്തു ചാടി.എല്ലാരും കൂടെ എന്നെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്റെ കയ്യും കാലും ഒടിഞ്ഞു. മൂന്ന് നാലു മാസം വിശ്രമം അതായിരിന്നു ഡോക്ടറുടെ നിർദ്ദേശം. റെസ്റ്റിൽ ആയ സമയത്തു ഞാൻ മീനുവിന്റെ അമ്മയെ വിളിച്ചു. എനിക്ക് അവളെ ഇഷ്ടമാണ് അവളെ എനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ചോദിച്ചു. അവളുടെ അമ്മ അപ്പോൾ എന്നോട് മാന്യമായ രീതിയിൽ തന്നെ സംസാരിച്ചു. നിങ്ങൾക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെങ്കിൽ വീട്ടുകാരെ കൂട്ടി വന്നു സംസാരിക്കു എന്നായിരുന്നു മറുപടി. ഞാൻ മീനുട്ടിയുടെ കൂടെ ഉള്ള ജീവിതം സ്വപ്നം കണ്ട് തുടങ്ങി. അങ്ങനെ മൂന്ന് നാല് വിശ്രമത്തിന് ശേഷം നാട്ടിൽ വന്നു. മാന്യമായ രീതിയിൽ തന്നെ അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു. പക്ഷെ കാര്യങ്ങൾ എല്ലാം കൈ വിട്ട് പോയിരുന്നു. അവർക്ക് ഈ ബന്ധത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. ഞാൻ മുംബൈയിൽ പോയ സമയത്ത് സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ഞങ്ങളുടെ കല്യാണ കാര്യം അവൾക്ക് വീട്ടിൽ പറയേണ്ട വന്നു. അത് കൊണ്ടാണ് അവൾ വിളിക്കാതെ ഇരുന്നതും. അത്രയും നാൾ അവൾ വീട്ടുകാരുടെ തടവറയിൽ ആയിരുന്നു. ഈ ബന്ധം ലീഗൽ ആയിരുന്നതുക്കൊണ്ട് എല്ലാം ലീഗൽ ആയി തന്നെ അവസാനിപ്പിക്കാൻ ആണ് അവർ എന്നെ വിളിച്ചു വരുത്തിയത്. ഈ കാര്യങ്ങളൊക്കെ അവർ പറയുമ്പോൾ എന്റെ മനസ് പിടയുകയായിരുന്നു. അവൾക്ക് പറ്റിയ അബദ്ധം ആണ് നീയുമായിട്ടു നടന്ന കല്യാണം അതുകൊണ്ട് തന്നെ നീ അവളെ ഡിവോഴ്സ് ചെയ്യണം. എല്ലാം കേട്ട് മനസില്ലാ മനസോടെ ആണെങ്കിലും ഞാൻ അതിന് സമ്മതിച്ചു ഡിവോഴ്സ് ഒപ്പിടുമ്പോൾ അവൾ കരയുകയായിരുന്നു. ഞാൻ എന്റെ മനസിലും. ഇരുപത്തിമൂന്നാം വയസിൽ എനിക്ക് തോന്നിയ ശെരി അവർക്ക് അബദ്ധമായി. അതോടെ ഒരേ ഹൃദയത്തിൽ ജീവിച്ച രണ്ടു പേരെ അവർ രണ്ട് കഷ്ണം കടലാസ് കൊണ്ട് വേർപെടുത്തി…….Read More »എന്റെ മീനുട്ടി – Part 5 (Last Part) എന്റെ മീനുട്ടി – Part 4 എന്റെ മീനുട്ടി – Part 3 നാളെ ജോലി ഇല്ലാത്തത് കൊണ്ട് രവിയേട്ടനും ചന്ദ്രേട്ടനും വീട് വരെ പോയി. ഞാൻ പോയില്ല. രാത്രി കുറെ നേരം പാട്ടും കേട്ട് അവളുടെ ഫോട്ടോയും നോക്കി അങ്ങനെ ഇരുന്നു. എപ്പോഴോ ഉറങ്ങി പോയി. ജോലി… Read More »എന്റെ മീനുട്ടി – Part 3 എന്റെ മീനുട്ടി – Part 2 ഫോൺ ഒന്ന് ചാർജ് ആവുന്ന വരെ എന്റെ മനസിൽ തീ ആയിരുന്നു. ചാർജ് ഫുൾ ആക്കാൻ ഒന്നും നിന്നില്ല. വേഗം തന്നെ ഉമ്മറത്തെക്ക് ഓടി. ഫോൺ ഓണാക്കിയതും ഒരു 3, 4 മിസ്സ്ഡ് കാൾ… Read More »എന്റെ മീനുട്ടി – Part 2 എന്റെ മീനുട്ടി – Part 1 അടുത്ത വീട്ടിലെ കമല ചേച്ചിടെ മകൾ ലച്ചുവിന്റെ കല്യാണത്തിനാണു ആദ്യമായി ഞാൻ മീനാക്ഷിയെ കാണുന്നത്. മറ്റു പെൺകുട്ടികൾക്ക് ഇല്ലാത്ത എന്തോ അല്ലെങ്കിൽ അവളുടെ ആ കണ്മഷി എഴുതിയ ഉണ്ടക്കണ്ണുകൾ ആവും ചിലപ്പോൾ എന്നെ അവളിലേക്ക്… Read More »എന്റെ മീനുട്ടി – Part 1 ദേ അക്ഷരത്താളുകൾ കഥകൾ നിങ്ങളുടെ ഫേസ്ബുക്കിലും കഥകൾ വരുന്ന ആ നിമിഷം തന്നെ വായിക്കുവാൻ ഇപ്പോൾ തന്നെ പേജ് ലൈക്ക് ചെയ്യൂ 👍 അക്ഷരത്താളുകൾ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ കഥകൾക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം പുൽപള്ളി: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. ബത്തേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കുഞ്ഞിരാമനാണ് പരിക്കേറ്റത്. ചീയമ്പം 73 കോളനിയിലെ താമസക്കാരനായ ഇദ്ദേഹം ജോലിക്കായി ബത്തേരി സ്റ്റേഷനിലേക്ക് പോകുംവഴി നാലാം വയലിലാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാമിലി റൊമാന്റിക്ക് ത്രില്ലര്‍ 'എ രഞ്ജിത്ത് സിനിമ'യുടെ ചിത്രികരണം 6 ന് പൃഥ്വിയുടെ സംവിധാനമികവ് ഇനി ബോളിവുഡിലും രാജന്‍ പിള്ള'യുടെ കഥ ഹിന്ദിയിൽ വെബ് പാരമ്പരയാകുന്നു മരക്കാറിന്റെ ക്ലൈമാക്‌സ് യൂട്യൂബില്‍; ദൃശ്യങ്ങള്‍ എത്തിയത് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 'മരയ്ക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ കണ്ടു നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്-ബെന്യാമിൻ റിലീസിനു മുമ്പ് 100 കോടി ക്ലബില്‍, ലോകമെമ്പാടും 4000 സ്‌ക്രീനുകളില്‍, റെക്കോഡുകള്‍ തകര്‍ത്ത് മരക്കാറിന്റെ പടയോട്ടം നടി പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; പ്രതിയെ അറസ്റ്റിൽ സേതുരാമയ്യർ സിബിഐ ഈസ് ബാക്ക്! സിബിഐ 5ന് തുടക്കം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; നിശാഗന്ധി ഓ‍ഡിറ്റോറിയത്തില്‍ ആരാധകർക്ക് ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്‌ ത്രസിപ്പിക്കാന്‍ മഡ്ഡി എത്തുന്നു, ഡിസംബര്‍ 10 ന്; സാഹസിക ആക്ഷന്‍ ത്രില്ലര്‍ നൂതന സിനിമാറ്റിക് അനുഭവം മലയാള സിനിമയുടെ 'തിലക'ക്കുറി; ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നും കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ 'തിലക'ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. ശബ്ദഗാഭീര്യം കൊണ്ടും വികാരം തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസു കീഴടക്കിയ അതുല്യ നടൻ. ഇന്ന് മലയാള സിനിമയുടെ പെരുന്തച്ചന് ഒമ്പതാം ചരമവാർഷികം. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. നിലനിൽപ്പിന് വേണ്ടി മാത്രമല്ല നിലപാടുകൾക്കും വേണ്ടിയുള്ളതാകണം ജീവിതം എന്ന് പഠിപ്പിച്ച കലാകാരൻ. സ്‌കൂൾ നാടകവേദികളിൽ നിന്ന് പ്രൊഫഷണൽ നാടകവേദികളിലേക്ക് ചേക്കേറിയ തിലകൻ, നാടകത്തിന്റെ കൈ പിടിച്ചായിരുന്നു സിനിമയിലേക്ക് കടന്നുവരുന്നത്. അഭിനയത്തിന്റെ അഭിനിവേശം കൊണ്ട് 1956ൽ പഠനം ഉപേക്ഷിച്ചു. പിന്നീടുള്ള ജീവിതം നാടകത്തിനും, അഭിനയത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചു. 1966 വരെ കെ പി എ സിയിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി ജെ ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. 1973ൽ പി.ജെ ആന്റണിയുടെ പെരിയാർ എന്ന ചിത്രത്തിലൂടെ അരങ്ങിൽ നിന്ന് വെള്ളിത്തിരയിലേക്ക്. പിന്നീടങ്ങോട്ട് മലയാള സിനിമ സാക്ഷ്യംവഹിച്ചത് പകരംവെക്കാനില്ലാത്ത പകർന്നാട്ടം. ഉൾക്കടൽ, യവനിക എന്നീ ചിത്രങ്ങളിലൂടെ തിലകൻ മലയാള സിനിമയിൽ അനിർവചനീയമായ സ്ഥാനം സ്വന്തമാക്കി. എത്രയെത്ര വൈവിധ്യമാർന്ന വേഷങ്ങൾ. മലയാള സിനിമയിൽ അച്ഛൻ വേഷങ്ങളിൽ തിലകനെപ്പോലെ തിളങ്ങിയ മറ്റ് നടൻമാർ ഉണ്ടാകില്ല. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമയും മിന്നാരത്തിലെ റിട്ട. ജഡ്ജ് മാത്യൂസും, കിരീടത്തിലെ അച്യുതൻ നായരും അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നു. മകന്റെ ഭാവിയും, ജീവിതവും കൈവിട്ടുപോകുമ്പോൾ ഉള്ളുപിടയുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥയും ദയനീയതയും എത്ര മനോഹരമായാണ് തിലകൻ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളും, അച്ഛൻ കഥാപാത്രങ്ങളും മാത്രമല്ല നർമ്മവും തിലകന്റെ കൈകളിൽ സുഭദ്രമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കേശവൻ എന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു. വില്ലനായാൽ തനി വില്ലൻ. കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പ് എന്ന ചിത്രത്തിലെ പോള്‍ പൗലോക്കാരനുമൊക്കെ വില്ലനിസത്തിന്റെ അങ്ങേ തലമാണ്. നിലനിൽപ്പിന് വേണ്ടി മാത്രമല്ല നിലപാടുകൾക്കും വേണ്ടിയുള്ളതാകണം ജീവിതം എന്ന് പഠിപ്പിച്ച കലാകാരൻ കൂടിയായിരുന്നു തിലകൻ. അതുകൊണ്ടെന്താ ശത്രുക്കൾക്കും ഒരു പഞ്ഞവുമില്ല. മുഖം നോക്കാതെ എന്തും തുറന്നടിച്ച് പറയുന്ന പ്രകൃതം. അവിടെ സ്ഥാനമാനങ്ങൾക്ക് വിലകൽപ്പിക്കാറില്ല. തിലകന്റെ ചില പരാമര്‍ശങ്ങള്‍ സഹതാരങ്ങളെയടക്കം പ്രതിസന്ധിയിലാക്കിയിരുന്നു. മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തുകയും അവഗണന നേരിടുകയും ചെയ്തു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. എന്നാൽ സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു. 2006-ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.[3] 1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു. 2009-ലെ പത്മശ്രീ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിലകൻ 2012 സെപ്റ്റംബർ 24ന് പുലർച്ചെ 3:35ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. മലയാള സിനിമയിൽ അങ്ങ് ഒഴിച്ചിട്ട സിംഹാസത്തിന് ഇന്നും അവകാശികളില്ല, ഇനി ഉണ്ടാവുകയുമില്ല. അഭിനയകലയുടെ കുലപതിക്ക് സഹസ്രകോടി പ്രണാമം. സന്ദീപ് വധക്കേസ്: പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്‌ഐആര്‍ മോദി-പുടിന്‍ കൂടിക്കാഴ്ച; ഇന്ത്യയുടെ വിദേശനയത്തിലെ മാറ്റത്തിന്റെ തുടക്കമോ? എന്താണ് ഡാം സുരക്ഷാ ബില്‍? നേട്ടവും കോട്ടവും സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്; 44 മരണം, 4463 പേർക്ക് രോഗമുക്തി ഒമിക്രോണ്‍, നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു മോഹൻലാൽ തന്നെ സാറ്റ്‌ലൈറ്റ് കിംഗ്; മരക്കാറിന് ശേഷമുള്ള ഏറ്റവും വലിയ ബിസിനസ് ഡീൽ ആറാട്ട്' കാവലിന് വന്നത് വന്‍ ഒടിടി ഓഫര്‍, തിയറ്ററുകള്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് പേരുടെ അന്നം മുടക്കി ഞാന്‍ കാശുണ്ടാക്കുന്നത് ശരിയല്ല, ജോബി ജോര്‍ജ്ജ് ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! മോന്‍സന്‍ മാവുങ്കലുമായി ഒരു ബന്ധവുമില്ല; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെന്തെന്ന് വ്യക്തമാക്കി മന്ത്രി അഹമ്മദ് ദേവർകോവിൽ പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്‍റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കും ചിത്രത്തിന് പിന്നിലെന്തെന്ന് വ്യക്തമാക്കി അഹമ്മദ് ദേവർകോവിൽ തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി തനിക്കും ഓഫീസിനും ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണ്. എനിക്കും എന്‍റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന മോൻസൻ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നതെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു, പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. Also Read കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം; ജനജാഗ്രതാ സമിതികളെ സജീവമാക്കും സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്‍റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മോൻസൻ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ഹൈബി ഈഡനും നേരത്തെ പ്രതികരിച്ചിരുന്നു. നാല് വർഷം മുൻപ് എം എൽ എ ആയിരിക്കെ മോൻസന്‍റെ വീട് സന്ദർശിച്ചിട്ടുണ്ട്. വീട്ടിലെ ലിവിങ് റൂമിൽ ഇരുന്ന് സംസാരിച്ചതല്ലാതെ മ്യൂസിയമൊന്നും കണ്ടിട്ടില്ല. ഒരു പ്രാവശ്യം പോലും ഫോണിൽ പോലും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഹൈബി പറഞ്ഞു. Also Read കോൺഗ്രസിൽ കൂടുതൽ ആളെ ചേർക്കുന്നവർക്ക് ഒരു പവന്‍റെ സ്വർണ മോതിരം; വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ മോൻസനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ല. കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ട് നിന്നു. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണത്തെ സംഘത്തെ കേസ് ഏൽപ്പിച്ച് അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു. Also Read പിതാവ് പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന് സംശയം; മകനെ താലിബാൻ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോർട്ട് നടക്കുന്നത് പ്രഹസനം; പരാതിക്കെട്ടുകള്‍ അഴിച്ച് മുല്ലപ്പള്ളി Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോ92 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി; 40 ശതമാനം പേർക്ക് രണ്ടാം ഡോസും; വിശദീകരിച്ച് ആരോഗ്യ മന്ത്രി പേഴ്സണൽ ഫിനാൻസ് ചീര കൃഷിയിൽ നിന്ന് ഒരു ലക്ഷം രൂപയിലേറെ വരുമാനം നേടി മലയാളി വീട്ടമ്മ ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം കണ്ണൂര്‍ മാസങ്ങളായി ശമ്പളമില്ല ആറളം വൈൽഡ് ലൈഫ് വാർഡർമാർ പ്രതിസന്ധിയിൽ, വീഡിയോ കാണാം Adv: സൂപ്പര്‍ വാല്യൂ ഡേയ്സ് 1 രൂപയുടെ ഫ്രഷ് ഡീലുകള്‍ ഡിസംബര്‍ 1 മുതൽ 7 വരെ കോഴിക്കോട് കോഴിക്കോടും ഒമിക്രോണ്‍ ജാഗ്രത; യുകെയില്‍ നിന്ന് വന്നയാള്‍ക്ക് കൊവിഡ്, 4 ജില്ലകളില്‍ സമ്പര്‍ക്കം ഇന്ത്യ രണ്ട് ഡോസ് വാക്സിനെടുത്തോ? കൊവിഡ് 19 ബൂസ്റ്റർ ഡോസ് വന്നേക്കും; കേന്ദ്രത്തിനു മുന്നിൽ ശുപാർശയുമായി ഇൻസാകോഗ് മലപ്പുറം ഒമിക്രോണ്‍: മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി, കരിപ്പൂരില്‍ കര്‍ശന പരിശോധന ക്രൈം 'സര്‍, എസ്ബിഐയിൽ നിന്നാണ് പോയത് കോടികൾ; തട്ടിപ്പുസംഘത്തെ അറസ്റ്റ് ചെയ്ത് സൈബരാബാദ് പോലീസ് ഇന്ത്യ ഒമിക്രോൺ: കേരള കർണാടക അതിർത്തികളിൽ പരിശോധന, നിയന്ത്രണം ശക്തമാക്കി സർക്കാർ കണ്ണൂര്‍ അത് വർഗീയ ഭ്രാന്ത്, തലശേരിയിൽ ബിജെപി നടപ്പാക്കുന്നത് ഉത്തരേന്ത്യൻ മോഡൽ: എം വി ജയരാജൻ ദിവസഫലം Horoscope Today, 4 December 2021; ഇവരുടെ വിവാഹകാര്യത്തിൽ ഇന്ന് അനുകൂല തീരുമാനം അനിൽ പെരുന്ന കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത് മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’ മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ മാതാപിതാക്കളുടെ ഇടപെടൽ യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക് എല്ലാവർക്കും നമസ്കാരം ഒന്നാശ്വസിച്ചപ്പോളേക്കും ദാ പറന്നിറങ്ങി അടുത്ത വകഭേദം. ഇനി ഒമിക്രോണിനെതിരെ പടയൊരുക്കങ്ങൾ, ജാഗ്രതാനിർദ്ദേശങ്ങൾ. ഭീതിയോടെ ലോകരാഷ്ട്രങ്ങൾ. അതിലും ഭീതിയോടെ ദയനീയതയോടെ നമ്മളും. ലോകാവസാനം ആയിട്ടുണ്ടാവുമോ എന്തോ. എന്തായാലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഫിലോമിനയുടെ സങ്കടങ്ങൾ (കഥ) – സുനു വിജയൻ സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം. കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ പെൺകുട്ടികളെ ഇതിലെ ഇതിലെ ഇന്നലെ – ഇന്ന് – നാളെ) ഞാനൊക്കെ ജനിച്ച് വളർന്ന കാലത്ത് പെൺകുട്ടികൾക്ക് വീടുകളിൽ വലിയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും ആൺകുട്ടികൾ വേണം എന്നുള്ള ഒരു കാഴ്ചപ്പാട് ഉള്ളവരായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങൾ നേരിട്ടു നിക്ഷേപത്തിനായി ഏറ്റവും വികസിതവും ആകർഷകവുമായ രാജ്യം ദക്ഷിണാഫ്രിക്കയാണ്. വംശീയ വിവേചനവും തദ്ദേശവാസികളുടെ കടുത്ത ദാരിദ്ര്യവും ഉണ്ടായിരുന്നിട്ടും, ഈ സംസ്ഥാനം മുഴുവൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രതീക്ഷ നൽകുന്നതായി കണക്കാക്കപ്പെടുന്നു. ബോട്സ്വാനയും നമീബിയയും (ഏറ്റവും വലിയ എന്ത് പറ്റി കേരളത്തിലെ പെൺകുട്ടികൾക്ക്… ? ജിത ദേവൻ എഴുതുന്ന കാലികം' കേരളത്തിലെ അടക്കവും ഒതുക്കവുമുള്ള ശാലീന സുന്ദരികളായ പെൺകുട്ടികളെ കുറിച്ച് എല്ലാവർക്കും വലിയ മതിപ്പായിടുന്നു.ആൺകുട്ടികളെപ്പോലെ ഒരു പക്ഷെ അവൾ _ജീവിതത്തിന്റെ ഏതോ ഒരു ദശാ സന്ധിയിൽ ഒറ്റയാവാൻ വിധിക്കപ്പെട്ടുപോയവൾ അവഗണനയുടെ ആഴക്കടലിൽ അറിയാതെ വീണ് പോയവൾ എല്ലാരുമുണ്ടായിട്ടും അനാഥയെന്ന തിരിച്ചറിവിൽ മനസ് നിർവികാരതയുടെ മഞ്ഞു മൂടിയ തീരമണഞ്ഞവൾ നഷ്ടങ്ങളുടെ ഒരുകടൽ സ്വന്തമാക്കി പതിയെ മനസിനെ ഓർമ്മയിലെ ക്രിസ്തുമസ് ലേഖനമത്സരം – (6) കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത് മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’ മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ മാതാപിതാക്കളുടെ ഇടപെടൽ യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക് ബാങ്ക് അംഗങ്ങളില്‍ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്തമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍ തുടങ്ങിയവരുടെ ചികിത്സാ ധനസഹായത്തിനായി ബെന്തപ്പെട്ട ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ 5000 രൂപ വരെ ധനസഹായം നല്‍കുന്നു. 50 രൂപ അടയ്ക്കുന്ന ബാങ്ക് അംഗങ്ങള്‍ക്ക്‌ മരണ ശേഷം മരണാനന്തര ചിലവുകള്‍ക്കായി അവകാശികള്‍ക്ക് 1000 രൂപ സഹായം നല്‍കുന്നു. ഏറ്റവും നല്ല കര്‍ഷകന്‍, ഏറ്റവും നല്ല അംഗം, പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്ക് കാഷ് അവാര്‍ഡ്‌ നല്‍കുന്നു. കേരള സഹകരണ റിസ്ക്‌ ഫണ്ട് പദ്ധധി ഈ പദ്ധതിയിലൂടെ വായ്പ്പ കാലാവധി കഴിഞ്ഞതും, കഴിയാത്തതും 70 വയസ്സ് തികയുന്നതിനു മുന്‍പ്‌ തിരിച്ചടവ് കാലാവധി തീരുന്നതുമായ കുടിശ്ശിക വരുത്താത്ത വായ്പ്പക്കാര്‍ അകാലത്തില്‍ മരണപെട്ടാല്‍ 150000 രൂപയുടെ ആനുകൂല്യം ലഭിക്കും. കൂടാതെ മാരക രോഗങ്ങള്‍ ആയ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്തമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍, എയ്ഡ്സ് രോഗം ബാധിച്ചു അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് പരമാവധി 75000 രൂപയും അതിന്റെ പലിശയും നിബന്തകള്‍ക്ക്‌ വിധേയമായി ലഭിക്കുന്നു കേരള സഹകരണ നിക്ഷേപ സുരക്ഷ പദ്ധതി ബാങ്ക് അംഗങ്ങളില്‍ ക്യാന്‍സര്‍, കിഡ്നി രോഗം, ഹൃദയ സംബന്തമായ ശസ്ത്രക്രിയ, പക്ഷാഘാതം വന്നു ശരീരം തളര്‍ന്നു കിടപ്പിലായവര്‍ തുടങ്ങിയവരുടെ ചികിത്സാ ധനസഹായത്തിനായി ബെന്തപ്പെട്ട ചികിത്സാ രേഖകളുടെ അടിസ്ഥാനത്തില്‍ 5000 രൂപ വരെ ധനസഹായം നല്‍കുന്നു. മുതുകുളം സര്‍വ്വീസ് സഹകരണ ബാങ്ക്(ക്ലിപ്‌തം) നമ്പര്‍ 731 മുതുകുളം തെക്ക്‌ പി. ഒ. ബ്രാഞ്ച് എച്ച്. എസ്. ജംഗ്‌ഷന്‍ മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അമേരിക്കയുടേയും സൌദിയുടേയും യെമനിലെ യുദ്ധം ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമാകുന്നു അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു അമേരിക്കന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു കോര്‍പ്പറേറ്റ് ആധിപത്യമുളള ലോകം ഒന്നല്ല മൂന്ന് മഹാമാരികളെയാണ് നേരിടുന്നത് ഗോദി മാധ്യമങ്ങള്‍ കര്‍ഷകരെ തകര്‍ക്കാന്‍ ശ്രമിച്ചു മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു Newsthen l The news interactive കേരളത്തില്‍ ഇന്ന് 4,995 കോവിഡ് കേസുകള്‍; 44 മരണം ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി നെടുങ്കണ്ടത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊളീജിയേറ്റ് ആശുപത്രിയില്‍ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കുള്ള സൗകര്യം ഉണ്ടാക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. Previous Previous post: പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍ Next Next post: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… പാഞ്ചാലിമേടിനോട് യാത്രപറഞ്ഞ് വീണ്ടും ഞങ്ങള്‍ തിരികെ മുറിഞ്ഞപുഴ ജംഗ്‌ഷനില്‍ എത്തി, കോട്ടയം കുമിളി റോഡില്‍ പ്രവേശിച്ച് ഞങ്ങളുടെ യാത്ര തുടര്‍ന്നു. ഇനിയുള്ള പ്രധാന സ്ഥലം കുട്ടിക്കാനം എന്ന ഹില്‍ സ്റ്റേഷനാണ്. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. അവിടെയെത്താന്‍ ഇനിയും പത്തുകിലോമീറ്ററോളം പോകേണ്ടതുണ്ട്. അവിടെവരെ കയറ്റം തന്നെ. ചാറ്റല്‍മഴ വന്നും പോയിയും നില്‍ക്കുന്നു. മലയിലേക്ക് കയറുന്ന റോഡ് വളരെ നീളമുള്ള, പലതട്ടുകളായ Z അക്ഷരങ്ങളുടെ ആകൃതിയിലാണ് മുകളിലേക്ക് കയറിപ്പോകുന്നത്. നമുക്ക് കയറിച്ചെല്ലുവാനുള്ള റോഡ് ഉയരത്തില്‍ കാണാം; അതുവഴി കുഞ്ഞു തീപ്പെട്ടികള്‍ പോലെ വാഹനങ്ങള്‍ പോകുന്നതും. ഈ കയറ്റത്തിനിടയില്‍ ഹെയര്‍പിന്‍ വളവുകളും വന്നെത്തും. ഇങ്ങനെയുള്ള റോഡുകളിലെ ഒരു അലിഘിത ട്രാഫിക് നിയമമാണ് കയറ്റം കയറി വരുന്ന വണ്ടികള്‍ക്ക് വീതികുറഞ്ഞ വശങ്ങളില്‍ പ്രിഫറന്‍സ് കൊടുക്കുക എന്നത്. അതായത്, ഇറക്കം ഇറങ്ങി വരുന്ന ഒരു വാഹനം ഒരു വീതികുറഞ്ഞ ഭാഗത്ത് എത്തുമ്പോള്‍ എതിരേ കയറ്റം കയറി മറ്റൊരു വാഹനം വരുന്നുണ്ടെങ്കില്‍ അതിന് നിര്‍ത്താതെതന്നെ കയറിപ്പോകുവാന്‍ സൈഡ് കൊടുക്കണം. അതുപോലെ ഹെയര്‍പിന്‍ വളവുകളില്‍ വച്ച് എതിരേ വരുന്ന വലിയവാഹനം (ബസ്, ലോറി) “വീശിയെടുക്കണമെങ്കില്‍” എതിരേ വരുന്ന ചെറിയ വാഹനത്തെ റോംഗ് സൈഡില്‍ (ഇടതു) കൂടി കടത്തിവിടുന്നതും പതിവാണ്. മലയുടെ മുകളിലെത്തിയാല്‍ നമ്മള്‍ കയറിവന്ന റോഡ് താഴെക്കാണാവുന്നതാണ്. ഇങ്ങനെ കുറേ കയറിക്കഴിയുമ്പോള്‍ റോഡ് ഒരു മലയില്‍നിന്നും അതിനടുത്ത മലയിലേക്ക് പ്രവേശിക്കും. അപ്പോള്‍ മറ്റൊരു രീതിയിലാണ് റോഡ് കടന്നുപോവുക; ആദ്യത്തെ മലയില്‍ നമ്മുടെ ഇടതുവശത്താണ് അഗാധമായ കൊക്കകള്‍ ഉള്ളതെങ്കില്‍, അടുത്ത മലയിലേക്ക് പ്രവേശിക്കുന്നതോടെ അത് നമ്മുടെ വലതുവശത്തായി കാണാം. താ‍മസിയാതെ ഞങ്ങള്‍ വളഞ്ഞകാനം എന്ന സ്ഥലത്ത് എത്തി. അവിടെ റോഡരികിലായി വളരെപണ്ടെയുള്ള ഒരു വെള്ളച്ചാട്ടമുണ്ട്. മഴക്കാലത്തുമാത്രമല്ല, എല്ലാ സീസണിലും ഇവിടെ വെള്ളവും ഉണ്ടാവാറുണ്ട്. ഏകദേശം മുപ്പതുമീറ്ററോളം ഉയരെയുള്ള മലയില്‍നിന്നും പാറക്കെട്ടിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുകയാണ്. അതിരപ്പള്ളിയുടെ അത്രയുമൊന്നും ഊക്കോടെ വീഴാന്‍‌തക്ക അളവില്‍ വെള്ളമില്ല കേട്ടോ. എങ്കിലും മഴസീസണയാല്‍ ചുറ്റിനും സാമാന്യം നല്ല അളവില്‍ തൂവാനം തെറിപ്പിക്കാന്‍ ശേഷിയുള്ള വെള്ളച്ചാട്ടമാണ്. ഇതിന്റെ ഇരമ്പം ദൂരെനിന്നേ കേള്‍ക്കാം. ഫോട്ടോയില്‍ ചെറുതായികാണപ്പെടുന്നെങ്കിലും വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലെത്തിയെങ്കിലേ അതിന്റെ ശക്തി മനസ്സിലാവൂ! ഇവിടെയും വാഹനങ്ങള്‍ തണുപ്പിക്കുവാനുള്ള സംവിധാനമുണ്ട്. അതിനോടൊപ്പം, കുറേ ചായക്കടകളും മറ്റും. ഈ വെള്ളം താഴേക്കു പതിച്ച് ഒഴുകിപ്പോകുവാനായി ഒരു കലുങ്കും (ചെറിയ പാലം) നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നല്ലൊരു കുളിവേണം എന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഉണ്ട് വേറൊന്നുമല്ല, വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നില്‍ക്കുവാന്‍ ഒരു സിമന്റ് പ്ലാറ്റ്ഫോം. ക്യാമറയിലെ ലെന്‍സ് സൂം ചെയ്ത് ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മുകളറ്റത്തേക്ക് ഒന്നുനോക്കി. പാറകളില്‍ തട്ടിത്തെറിച്ച് വെള്ളം മുത്തുമണികള്‍ പോലെ പതിക്കുന്നത് നല്ലൊരു കാഴ്ചതന്നെ. എങ്കിലും കാറ്റില്‍ അവിടെമാകെ പരക്കുന്ന തൂവാനം ക്യാമറയ്ക്ക് അത്രനല്ലതല്ലാത്തതിനാല്‍ വേഗം തന്നെ അത് അടച്ചു. വളഞ്ഞകാനം കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോള്‍ വീണ്ടും പല താഴ്വാരങ്ങളിലും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും, അവിടെ കുളിക്കാനിറങ്ങിയിരിക്കുന്ന നാട്ടുകാരായ ടൂറിസ്റ്റുകളെയും കണ്ടു. അടുത്ത ഒരു മലകൂടി കയറിക്കഴിഞ്ഞപ്പോഴേക്കും റോഡരികില്‍ കുട്ടിക്കാനം എത്തി എന്ന ബോര്‍ഡ് കണ്ടു. കുട്ടിക്കാനത്തിനടുത്തായി ഒരു തെയിലത്തോട്ടം വക റിസോര്‍ട്ട് ഉണ്ട്. പാറകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന അതിന്റെ ഭിത്തിയും, ഗേറ്റും, അതിനടുത്തുതന്നെയുള്ള ഒരു കെട്ടിടവും നല്ല ഭംഗിയാണ് കാണാന്‍. കുട്ടിക്കാനത്തുനിന്നും റോഡ് രണ്ടായി തിരിയുകയാണ്, ഒരു Y പോലെ. ഇടത്തേക്കു പോയാല്‍ ഏലപ്പാറ വഴി കട്ടപ്പനയ്ക്കും (40കിലോമീറ്റര്‍ വലത്തേക്ക് പോയാല്‍ പീരുമേട് വഴി കുമിളി (തേക്കടി) യിലേക്കും (36 കിലോമീറ്റര്‍) പോകാം. കുട്ടിക്കാനം എന്ന സ്ഥലം ഈ റൂട്ടിലെ ഏറ്റവും ഉയര്‍ന്ന ഹില്‍‌സ്റ്റേഷനാണെന്നു പറഞ്ഞുവല്ലോ. അതിനാല്‍ത്തന്നെ എല്ലാ സീസണിലും ഇവിടെ തണുപ്പുണ്ട്. മഴക്കാലമായാല്‍ പറയാനുമില്ല. സ്വെറ്ററും മഫ്ലറും ഒക്കെ അണിഞ്ഞനാട്ടുകാരെ പെട്ടന്ന് ഇവിടെ കണ്ടുമുട്ടുമ്പോള്‍ അങ്ങുതാഴെ മലയടിവാര‍ത്തുനിന്നും ഉഷ്ണിച്ചു കയറിവന്ന നമ്മള്‍ക്കുതന്നെ തണുപ്പുതോന്നിപ്പോകും! പീരുമേട് താലൂക്കില്‍ പെട്ട സ്ഥലമാണ് കുട്ടിക്കാനം. നല്ല കാലാവസ്ഥയുള്ള സ്ഥലമായതിനാലാണോ എന്നറിയില്ല കുറേ എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ ഈ ഭാഗത്ത് ഉണ്ട്. അവയില്‍ കട്ടപ്പന റോഡു സൈഡില്‍ തന്നെയുള്ള ഒരു സ്ഥാപനമാണ് മരിയന്‍ കോളജ്. കുട്ടിക്കാനം കഴിഞ്ഞാല്‍ പിന്നെ കയറ്റം അവസാനിച്ച് ഇറക്കം തുടങ്ങുകയായി. ഇവിടുന്നങ്ങോട്ടുള്ള മലനിരകള്‍ മുഴുവന്‍ തേയിലതോട്ടങ്ങളാണ്. ടാറ്റാ ടീ, ചിനാര്‍ എസ്റ്റേറ്റ് തുടങ്ങി പ്രമുഖ ചായനിര്‍മ്മാതാക്കളുടെയെല്ലാം ടീ എസ്റ്റേറ്റുകള്‍ റോഡിനിരുഭാഗത്തുമായി കാണാം. നിരനിരയായി വെട്ടിനിര്‍ത്തിയിരിക്കുന്ന തേയിലതോട്ടങ്ങള്‍ കാണ്ണാനെന്തുഭംഗിയാണ് അവയുടെ കടും‌പച്ച നിറവും, മടക്കുകളായി നില്‍ക്കുന്ന ലാന്റ്സ്കേപ്പിന്റെ ഭംഗിയും ചേരുമ്പോള്‍ പ്രകൃതിയുടെ ഭംഗി നന്നായി നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നു. അവയ്ക്കിടയിലായി തണല്‍ മരങ്ങളും, മരങ്ങളെ തഴുകി കടന്നുപോകുന്ന മഞ്ഞും, നടക്കാനുള്ള വഴികളും, അവയില്‍നിന്ന് കൊളുന്ത് നുള്ളുന്ന തൊഴിലാളികളും, മലമടക്കുകള്‍ക്കിടയിലായി കാണുന്ന അവരുടെ പാര്‍പ്പിടങ്ങളും, എല്ലാം നയനാനന്ദകരം തന്നെ. എവിടേക്ക് നോക്കി ക്ലിക്ക് ചെയ്താലും അതെല്ലാം നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ തരും, ഉറപ്പ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തവയില്‍ നിന്നും എനിക്കേറ്റവും ഇഷ്ടമായവ താഴെക്കൊടുക്കുന്നു അവയില്‍ ക്ലിക്ക് ചെയ്ത് വലുതായി തന്നെ കാണൂ). അങ്ങനെ കുറെ ദൂരം തെയില തോട്ടങ്ങളില്‍ കൂടി സഞ്ചരിച്ചുകഴിയുമ്പോള്‍ അങ്ങു ദൂരെയായി ഏലപ്പാറ എന്ന ചെറിയ ടൌണ്‍ കാണാം. നല്ലൊരു കാഴ്ചയാണിത്. മലനാടിനും ഇടനാടിനും ഇടയിലുള്ള മറ്റൊരു കൊച്ചുപട്ടണം. തെയിലതോട്ടം തൊഴിലാള്‍കളായ തമിഴ്നാട്ടുകാര്‍ ഇവിടെ താമസിക്കുന്നതിനാലാവാം ചില ബോര്‍ഡുകളും, ഇലക്ഷന്‍ സമയത്താണെങ്കില്‍ ബാനറുകളും തമിഴില്‍ ഇവിടെ കാണാവുന്നതാണ്. ഈ ഫോട്ടോ എടുത്തിരിക്കുന്ന സ്ഥലത്തുനിന്ന് മുന്നുനാലു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്ക് ഏലപ്പാറടൌണില്‍ എത്താം. ഇതുവഴി കടന്നു പോകുന്ന ബസുകളെല്ലാം പത്തുമിനിട്ട് ഇവിടെ നിര്‍ത്തി യാത്രക്കാര്‍ക്ക് ചായകുടിക്കാനും, ഉച്ചസമയമാണെങ്കില്‍ ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൌകര്യം ചെയ്യാറുണ്ട്. ഇത് ഏലപ്പാറ ടൌണ്‍. മഴയായതിനാലാണോ എന്തോ അധികം തിരക്ക് ഉണ്ടായിരുന്നില്ല ഞങ്ങള്‍ അതുവഴി കടന്നുപോകുമ്പോള്‍. ഏലപ്പാറ ടൌണ്‍ കഴിഞ്ഞാലുടന്‍ വീണ്ടും ഒരു മലകയറ്റമാണ് ചെങ്കുത്തായ മലകളല്ല എന്നേയുള്ളൂ. ഇരുവശത്തും തെയിലത്തോട്ടങ്ങള്‍. ഈ തോട്ടങ്ങളെ യാത്രക്കാര്‍ക്ക് ഏറ്റവും അടുത്ത് കാണുവാന്‍ സാധിക്കുന്നതും ഈ ഭാഗത്തുതന്നെ. ടൌണിന് തൊട്ടുതന്നെ കിഴക്കുഭാഗത്തായി താഴ്വാരത്തില്‍ ഒരു പുഴയും, അതില്‍ നല്ല ഭംഗിയുള്ള ഒരു വെള്ളച്ചാട്ടവുമുണ്ട്. റോഡില്‍ നിന്ന് അതിനടുത്തേക്ക് പോകുവാന്‍ സാധിക്കില്ല. എങ്കിലും അവിടെനിന്ന് ഒരു ഫോട്ടോ ഞാന്‍ എടുത്തു. അതിനടുത്ത വളവില്‍ നിന്നാല്‍ തേയിലത്തോട്ടം തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കാണാം. മൂടല്‍ മഞ്ഞിന്റെ വെണ്മയും, അതിനിടയിലൂടെ അരിച്ചു വരുന്ന പച്ചനിറവും, ചെരിഞ്ഞ മേല്‍കൂരകളുള്ള ആ ചെറിയ വീടുകളും എല്ലാം കൂടി ഒരു വലിയ ക്യാന്‍‌വാസില്‍ വരച്ചിട്ടിരിക്കുന്ന ഒരു മനോഹരചിത്രം പോലെ തോന്നിച്ചു. പല സിനിമകളിലും നാം ഇവ കണ്ടിട്ടുള്ളതുമാണല്ലോ. പെട്ടന്ന് മഴവീണതിനാല്‍ അധികസമയം അവിടെ നില്‍ക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ കാറില്‍ കയറി വീണ്ടും യാത്രതുടര്‍ന്നു.ഒന്നു രണ്ടു കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോഴേക്കും വീണ്ടും മഴ ശമിച്ചു. വെയില്‍ തെളിഞ്ഞു. റോഡിനു സമീപത്തായിത്തന്നെ കുറേ തൊഴിലാളികള്‍ തേയിലകൊളുന്ത് നുള്ളുന്നത് കണ്ടു. നുള്ളുക എന്നെഴുതിയെങ്കിലും കൈകൊണ്ട് നുള്ളുകയല്ല ചെയ്യുന്നതെന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. ചെടികള്‍ വെട്ടിയൊരുക്കാനുപയോഗിക്കുന്ന രീതിയിലുള്ള ഒരു വലിയ കത്രികയുടെ മുന്‍ഭാഗത്ത് ഒരു നെറ്റ് ഉറപ്പിച്ചിരിക്കുകയാണ് ഇതിന്റെ വിവരണം ഇവിടെ)അതിലേക്കാണ് തളിരിലകള്‍ വന്നു വീഴുന്നത്. ഫോട്ടോയെടുക്കുന്നതു കണ്ടപ്പോള്‍ ഇവര്‍ക്ക് വലിയ നാണം വന്നു (എന്തിനാണോ ആവോ!) ഇങ്ങനെ നുള്ളിയെടുക്കുന്ന തെയില തളിരില കുറേ ദിവസങ്ങള്‍ നീളുന്ന ഫെര്‍മന്റേഷനും മറ്റു പ്രോസസുകള്‍ക്കും ശേഷമാണ് നമുക്ക് പായ്ക്കറ്റില്‍ ലഭിക്കുന്ന തേയിലയായി മാറുന്നത്, അല്പദൂരംകൂടി പിന്നിട്ടാല്‍ പള്ളിക്കുന്ന് എന്ന സ്ഥലമായി. പള്ളിക്കുന്നില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട്. പഴയ ഒരു ആംഗ്ലിക്കന്‍ ചര്‍ച്ച്. ആ പള്ളിയെപ്പറ്റിയും, അവിടുത്തെ പഴയ സെമിത്തേരിയെപ്പറ്റിയും, അവിടെയുള്ള ഒരു കുഞ്ഞിന്റെ കല്ലറയെപ്പറ്റിയും ഈ ബ്ലോഗില്‍ ഇതിനു മുമ്പ് ഞാന്‍ എഴുതിയിരുന്നു. ലിങ്ക് ഇവിടെ. ഇത്രയും ദൂരം നിര്‍ത്തി നിര്‍ത്തി കാറോടിച്ചതിനാലാവും, ഷിജു ക്ഷീണിച്ചു. ഇനി കാറോടിക്കാം എന്നു ഞാനും ഏറ്റു. സമയം നാലര മണി! ബാക്കിയുള്ള ഇരുപത്തഞ്ചുകിലോമീറ്ററോളം ദൂരം വലിയ നയനമോഹന കാഴ്ചകളൊന്നുമില്ലതാനും! ഞാന്‍ കാറോടിക്കല്‍ തുടങ്ങിയതും, പത്തുമിനിറ്റിനുള്ളില്‍ കാറിലിരുന്ന എല്ലാവരും ഉറങ്ങി! മനുവും ഉറക്കം പിടിച്ചിരിക്കുന്നു. ഒരു പാട്ടും കേട്ട്, ദുബായിലെ ട്രാഫിക്കില്‍ നിന്നൊരു മോചനമായല്ലോ, ഇവിടെ ട്രാഫിക്കേ ഇല്ലല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് കട്ടപ്പനടൌണും കടന്ന് തോവാളയിലുള്ള വീട്ടില്‍ എത്തിയപ്പോള്‍ സമയം സന്ധ്യയോടടുത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യുമ്പോഴേക്ക് വലിയമ്മയും,വല്യപ്പനും, മക്കളും, അവരുടെ മക്കളും, ഭാര്യമാരും എല്ലാരും ഓടി എത്തി. “രാവിലെ ഒന്‍പതുമണിക്കു വീട്ടില്‍നിന്നിറങ്ങിയ നിങ്ങള് ഇതുവരെ എവിടാരുന്നെടേ..” എന്ന കട്ടപ്പന ആക്സന്റ് ചോദ്യത്തിനുത്തരം അവിടുത്തെ മൂത്തചേട്ടന്‍ തന്നെ പറഞ്ഞു. “അതു ചോദിക്കാനുണ്ടോ? അവന്റെ കൈയ്യില്‍ ക്യാമറയിരിക്കുന്നതു കണ്ടില്ലേ“ എന്ന്!! Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ നീതി കിട്ടിയതില്‍ സന്തോഷം – താഹയുടെ മാതാവ് വൈകിയാണെങ്കിലും തന്റെ മകന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് യു.എ.പി.എ കേസില്‍ ഒടുവില്‍ ജാമ്യം കിട്ടിയ താഹയുടെ മാതാവ് ജമീല അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ചാവക്കാട് പരിസ്ഥിതി ദിനത്തില്‍ ചന്ദനത്തിന്റെ സുഗന്ധം പരത്തി ചാവക്കാട് ബീച്ച് എച്ച് എം സിയുടെ വേറിട്ട പ്രവര്‍ത്തനം ശ്രദേയമായി. ചാവക്കാട് മേഖലയിലെ പ്രധാന മത സ്ഥാപനങ്ങളായ മണത്തല മസ്ജിദ്, നാഗയക്ഷി ക്ഷേത്രം, പാലയൂര്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ചന്ദന തൈകള്‍ എത്തിച്ചാണ് എച്ച് എം സി പരിസ്ഥിദിനത്തില്‍ വേറിട്ട് നിന്നത്. മണത്തല ശ്രീ നാഗയക്ഷി അംബലം പ്രസിഡണ്ട് സുബ്രഹ്മണ്യൻ, മണത്തല മസ്ജിദ് ഖത്തീബ് കമറുദ്ധീൻ ബാദുഷാ തങ്ങൾ, പാലയൂർ പള്ളി വികാരി ഫാദർ ജോസ് പുന്നോലിപറമ്പിൽ എന്നിവര്‍ എച്ച് എം സി ഭാരവാഹികളായ റഫീല്‍, ഷഫീഖ്, സലാം ബിന്‍ മുത്തലിബ്, ഷാഹുല്‍, ഷാജി, മന്‍സിര്‍ എന്നിവരില്‍ നിന്നും ചന്ദന തൈകള്‍ ഏറ്റുവാങ്ങി. നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന കെ.പി.എ.സി ലളിതയെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മകനും, നടനുമായ സിദ്ധാര്‍ത്ഥ് ഭരതനും നേരത്തെ അറിയിച്ചിരുന്നു. ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ന്യൂഡല്‍ഹി ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. 74 കാരനായ രാകേഷ് കുമാര്‍ ജെയിന്‍, ഭാര്യ ഉഷ രാകേഷ് കുമാര്‍ ജെയിന്‍ (69) എന്നിവരാണ് മരിച്ചത്. അനാരോഗ്യം മൂലം കഷ്ടത നേരിട്ടതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദപുരിയിലെ വസതിയില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം. ഇരുവരുടെയും മൃതദേഹത്തില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു അപകടത്തെ തുടര്‍ന്ന് ദമ്പതികള്‍ ഇരുവരും കിടപ്പിലായിരുന്നു. ഇത് മടുത്തതോടെയാണ് ഇരുവരും ജീവന്‍ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. സംഭവ സമയത്ത് മകള്‍ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുക്കും. ഗുലാബ് ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ദില്ലി: രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(WHO സിറോ സർവ്വെ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്നാണ് ഡബ്യൂഎച്ച്ഒ ചീഫ് സയൻ്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ നിർദ്ദേശിക്കുന്നത്. ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം ദില്ലി: കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരും:രാകേഷ് ടിക്കായ്ത്ത് ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ പത്ത് വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായ്ത്ത് സ്വാതന്ത്ര്യ സമരം നൂറ് വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക സമരമെന്നും ടിക്കായത്ത് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ ടിക്കായത്ത് പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചർച്ചയെന്ന് ആവശ്യപ്പെട്ടു. ഭാരത് ബന്ദ് കൊണ്ട് ഒരു ദിവസത്തെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ, എന്നാൽ ഇന്ധന വില വർധിപ്പിച്ച് കേന്ദ്രം എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാരാണാസി മഹാ പഞ്ചായത്ത് തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി. സമരത്തിൻ്റെ ഭാവി സർക്കാരിൻ്റെ തീരുമാനം പോലെയാകും. യുപി തെരഞ്ഞെടുപ്പിൽ കർഷകദ്രോഹ നയത്തിന് ബിജെപിക്ക് മറുപടി കിട്ടുമെന്നാണ് കർഷക നേതാവിന്റെ അവകാശവാദം. ബിജെപിക്കെതിരെ യുപി മിഷൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ രണ്ടാം വാരമാകും മഹാപഞ്ചായത്തെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.കർഷക സമരത്തിനും ഭാരത് ബന്ദിനുമുള്ള കേരളത്തിലെ പിന്തുണയ്ക്ക് രാകേഷ് ടിക്കായത്ത് നന്ദി അറിയിച്ചു. ദില്ലി: വിവാദ കാർഷികനിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന്പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 20 ചര്‍ച്ചകളില്‍ ദില്ലി: യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 20 ചര്‍ച്ചകളില്‍. യുഎസില്‍ ചെലവിട്ട 65 മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്രയധികം ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുത്തത് എന്നുള്ളതാണ് ശ്രദ്ധേയം. ഇതുകൂടാതെ, യഎസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തില്‍ വച്ച് വളരെ നീണ്ട നാല് ചര്‍ച്ചയും മോദി നടത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച യുഎസിലേക്ക് ഉള്ള യാത്രയില്‍ രണ്ട് ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. അവിടെ എത്തിയ ശേഷം ഹോട്ടലില്‍ വച്ച് മൂന്ന് ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 23ന് വിവിധ കമ്പനികളുടെ സിഇഒകളുമായി അഞ്ച് ചര്‍ച്ചയാണ് മോദി നടത്തിയത്. തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ചര്‍ച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളും മോദി നടത്തി. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ നരേന്ദ്ര മോദി സന്ദർശിച്ചത് ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തില്‍ വച്ച് രണ്ട് ചര്‍ച്ചകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പിഐബി വൃത്തങ്ങള്‍ അറിയിച്ചു. ഗുലാബ് ചുഴലിക്കാറ്റ്:എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി: യുഎൻൽ മോദി ന്യൂയോർക്ക്: ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം ദില്ലി: ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി. സൈനികനായ മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ പോരാടിയ അച്ഛന്റെ ശ്രമങ്ങൾക്ക് ഫലം കണ്ടു ദില്ലി: ഒരു വർഷം മുമ്പ് കാണാതായ സൈനികനായ മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ പോരാടിയ മൻസൂർ അഹമ്മദ് വഗെയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെതത്തിയ ഷാക്കിർ മൻസൂർ വഗെ യുടെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവം കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് മുന്ദ്രാ: ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, ഹര്‍ജി സുപ്രീംകോടതിയിൽ ദില്ലി :കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. ധന്‍ബാദിലെ ജഡ്‍ജിയുടെ മരണം കൊലപാതകമെന്ന് സിബിഐ ദില്ലി: ധന്‍ബാദിലെ ജ‍ഡ്ജി ഉത്തം ആനന്ദിന്‍റെ (Dhanbad district judge) മരണം കൊലപാതകമെന്ന് സിബിഐ (cbi പ്രതികള്‍ മനപ്പൂര്‍വ്വം ജ‍ഡ്ജിയെ വാഹനം ഇടിപ്പിക്കുകയാണന്ന് അന്വേഷണത്തില്‍ ബോധ്യമായെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ… തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയു ഡോളറും രൂപയും ഉപയോഗിക്കരുത്; താലിബാന്റെ പുതിയ നിരോധന ഉത്തരവ് വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ് അഞ്ച് ജീവനക്കാരിൽ നിന്ന് 5 കോടിയിലധികം വിറ്റു വരവുള്ള ബിസിനസ… ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത സ്വഭാവമുള്ള പാകിസ്താനെ എഴുതിത്തള്ളുക എളുപ്പമല്ല താനും. ഇരു ടീമുകളും തമ്മില്‍ ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം അനായാസം ഇന്ത്യക്കൊപ്പമായിരുന്നെങ്കിലും ചിര വൈരികള്‍ തമ്മിലുള്ള ഫൈനലിന്റെ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്. ഇത് പന്ത്രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 11 ഫൈനലുകളില്‍ ഏഴെണ്ണവും ജയിച്ചത് പാകിസ്താനാണ്. 2007ലെ ട്വന്റി20 ലോകകപ്പ് അടക്കം നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് പാകിസ്താനെ കീഴടക്കാനായത്. 1985ല്‍ മെല്‍ബണില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യ ഇന്ത്യ-പാക് സ്വപ്‌ന ഫൈനല്‍ അരങ്ങേറിയത്. അന്ന് ഇന്ത്യ എട്ടുവിക്കറ്റ് ജയത്തോടൊപ്പം കിരീടം ചൂടി. രണ്ട് വര്‍ഷത്തിനു ശേഷം 1987ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്‌ട്രേലേഷ്യാ കപ്പില്‍ ഇരു ടീമും വീണ്ടും കലാശപ്പോരില്‍ ഏറ്റുമുട്ടി. അന്നു പക്ഷെ ജയം പാകിസ്താന്റെ കൂടെയായിരുന്നു. ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ആവേശ ജയം. 1991ല്‍ ഷാര്‍ജയില്‍ നടന്ന വില്‍സ് ട്രോഫിയിലാണ് പിന്നീട് ഇന്ത്യ-പാക് ഫൈനല്‍ കണ്ടത്. അന്ന് 72 റണ്‍സിന് പാകിസ്താന്‍ ആധികാരികമായി ഇന്ത്യയെ കീഴടക്കി. 1994ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്‌ട്രേലേഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടും ഇന്ത്യയും പാകിസ്താനും മുഖാമുഖം വന്നു. 39 റണ്‍സ് ജയവുമായി അന്നും പാകിസ്താന്‍ ഇന്ത്യയെ ഞെട്ടിച്ചു. 1998ല്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധാക്കയില്‍ നടന്ന സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഒരെണ്ണത്തില്‍ പാകിസ്താന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായി. 1999ല്‍ ബംഗളൂരുവില്‍ നടന്ന പെപ്‌സി കപ്പില്‍ പക്ഷെ പാകിസ്താന്‍ തിരിച്ചടിച്ചു.123 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാകിസ്താന്‍ കപ്പടിച്ചു. 1999ല്‍ ഷാര്‍ജയില്‍ നടന്ന കൊക്ക കോള കപ്പിന്റെ ഫൈനലിലും ജയം പാകിസ്താനായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അന്ന് പാകിസ്താന്‍ ഇന്ത്യയെ കീഴടക്കിയത്. 2007ലെ ഐസിസി ലോകകപ്പ് ട്വന്റി 20 ഫൈനലിലാണ് പിന്നീട് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇന്നത്തെ തലമുറ ഒരിക്കലും മറക്കാത്ത ആവേശകരമായ ഫൈനലില്‍ പാകിസ്താനെ കീഴടക്കി ധോണിയുടെ സംഘം കിരീടം ചൂടി. ഒരു വര്‍ഷത്തിനുശേഷം ധാക്കയില്‍ നടന്ന നടന്ന കിറ്റ് പ്ലേ കപ്പില്‍ പക്ഷെ ജയം പാകിസ്താന് ഒപ്പമായിരുന്നു. 25 റണ്‍സിനാണ് പാകിസ്താന്‍ ഇന്ത്യയെ കീഴടക്കിയത്. 2011ലെ ലോകകപ്പിന്റെ സെമിഫൈനലിലും 2015ലെ ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും 2016ലെ ട്വന്റി20 ലോകകപ്പിലുമെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.പക്ഷെ അതൊന്നും ഫൈനലുകളല്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരു ടീമുകളും ജയിച്ചു.എന്നാല്‍ കണക്കുകള്‍ക്ക് കളത്തില്‍ പ്രസക്തിയില്ലാത്തതിനാല്‍ ഇന്ത്യ തന്നെ കപ്പുമായി മടങ്ങുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. ശുഭസൂചന നല്‍കി ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍; പ്രാഥമിക ഫലം സുരക്ഷിതം സ്വത്തുതര്‍ക്കം; പിതാവ് മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു കോവിഡ് രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മാര്‍ഗരേഖയുമായി കേന്ദ്രം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി കേരളത്തിന് സഹായ ഹസ്തവുമായി ഇതര സംസ്ഥാനങ്ങള്‍ ‘ഇന്ത്യ ഞങ്ങളെ പരിഗണിച്ചില്ല’; സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ട്രംപ് പി.എന്‍.ബി തട്ടിപ്പ്: ബി.ജെ.പിയെ വലിച്ചു കീറി ശിവസേന, കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളുമായി രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവർ, അവയവം മാറ്റിവെക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഫൈസർ-ബയോടെക് വാക്സിനാണ് മൂന്നാംഡോസായി നൽകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയാക്കിയ 12 വയസും അതിന് മുകളിലും പ്രായമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, കാന്‍സര്‍ ചികിത്സക്ക് വിധേയരായവർ, അവയവം മാറ്റിവെക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. ഇതിനകം തന്നെ വിവിധ ഗവർണറേറ്റുകളിൽ മറ്റ് വിഭാഗകാർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുള്‍പ്പടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകി തുടങ്ങിയത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ചാണ് ചില ആളുകളെങ്കിലും മാളിലും പാർക്കുകളിലും ബീച്ചുകളിലും കറങ്ങുന്നത്. സമൂഹത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലംഭാവത്തിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചെയ്‌തുകഴിഞ്ഞവർ എന്തായാലും എനിക്ക് message അയക്കുക. അവരെ Pi network kerala whatsapp ഗ്രൂപ്പിൽ add ചെയുന്നതാണ്. ജിമ്മി ജോര്‍ജ് (1955 87) എന്ന താളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഒരു പ്രത്യേക താളില്‍ നിന്നു കണ്ണി ചേര്‍ക്കപ്പെട്ടിട്ടുള്ള താളുകളില്‍ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയില്‍ പെടുന്ന നിങ്ങള്‍ ശ്രദ്ധിക്കുന്ന താളുകള്‍ കടുപ്പിച്ച് കാണിച്ചിരിക്കുന്നു. പുതിയമാറ്റങ്ങളുടെ ക്രമീകരണം കഴിഞ്ഞ 1 3 7 14 30 ദിവസങ്ങള്‍ക്കുള്ളിലുണ്ടായ 50 100 250 500 മാറ്റങ്ങള്‍ കാട്ടുക ചെറുതിരുത്തലുകളെ മറയ്ക്കുക ബോട്ടുകളെ പ്രദര്‍ശിപ്പിക്കുക അജ്ഞാത ഉപയോക്താക്കളെ മറയ്ക്കുക ലോഗിന്‍ ചെയ്തിട്ടുള്ളവരെ മറയ്ക്കുക എന്റെ തിരുത്തലുകള്‍ മറയ്ക്കുക 00:12, 27 നവംബര്‍ 2021 മുതലുള്ള മാറ്റങ്ങള്‍ കാട്ടുക നെയിംസ്പേസ്: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം സര്‍വ്വവിജ്ഞാനകോശം സര്‍വ്വവിജ്ഞാനകോശം സംവാദം ചിത്രം ചിത്രത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വിഭാഗം വിഭാഗത്തിന്റെ സംവാദം വിപരീതം തിരഞ്ഞെടുക്കുക ഈ താളിലേയ്ക്ക് കണ്ണികളുള്ള മറ്റ് താളുകള്‍ക്ക് ഇവിടെ സൂചിപ്പിക്കപ്പെട്ട സമയത്ത് മാറ്റങ്ങളൊന്നും സം‌ഭവിച്ചിട്ടില്ല. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഹജ്ജ് കഴിഞ്ഞ് ബോംബെ വഴിയാണ് മടങ്ങുന്നത്. സ്വന്തം കാര്യത്തെക്കാള്‍ സമുദായത്തിന്റെയും സമൂഹത്തിന്റെയും കാര്യങ്ങള്‍ എണ്ണിയെണ്ണി നാഥനോട് പറഞ്ഞ്, മസ്ജിദുല്‍ ഹറമില്‍ നിന്നുള്ള മടക്കമാണ്. യുവ മുസ്‌ലിംലീഗ് നേതാവായ ജി.എം ബനാത്ത് വാല, സി.എച്ചിനെ കാണാനെത്തുന്നു. ദൈവ നിയോഗം പോലെ, സി.എച്ചിന്റെ ചോദ്യം; കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചുകൂടെ. തന്റെ പകരക്കാരനായി ബനാത്ത് വാലയുടെ പേര് നേതൃത്വത്തെ ധരിപ്പിച്ച സി.എച്ചിന്റെ തീരുമാനത്തിന്റെ പത്തരമാറ്റ് തിരിച്ചറിയാന്‍ അധികമൊന്നും വൈകിയില്ലെന്നത് ചരിത്രം. പാണക്കാട്ടേക്ക് ആദ്യമായി കടന്നു വന്ന ബനാത്തുവാല സാഹിബ് എന്റെ മനസ്സിലുണ്ട്. എടുപ്പിലും നടപ്പിലും തോന്നിയ കുലീനത മാത്രമല്ല, അദ്ദേഹത്തോടുള്ള ബഹുമാനത്തിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം വിയോഗത്തിന്റെ മാസങ്ങള്‍ക്ക് മുമ്പ് അവസാനമായി അദ്ദേഹം പാണക്കാട്ടെത്തിയപ്പോഴും ഒരു കുറവും ഉണ്ടായിരുന്നില്ല. മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ വലുപ്പം അടുത്തറിഞ്ഞ എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. സമുദായ സ്‌നേഹവും സാമൂഹ്യ പ്രതിബദ്ധതയും മേളിച്ച ആത്മാര്‍ത്ഥയുടെ ആള്‍രൂപം എന്നാണ് ഒറ്റവാക്കില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാനാവുക. ബോംബെക്കാരനായ ബനാത്ത്‌വാല 1977 ല്‍ പൊന്നാനിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കാനെത്തുമ്പോള്‍ 1967 ലും 72 ലും മുസ്‌ലിംലീഗ് പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭായിലേക്ക് വിജയിച്ച ഉജ്വല പ്രഭാഷകനെ കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, ഭാഷ പോലും അറിയത്ത ആയിരങ്ങള്‍ ആവേശത്തോടെ ആത്മാര്‍ത്ഥതയുടെ വാക്‌ധോരണിയില്‍ ലയിച്ചിരുന്നു. ഏഴു തവണ (1977, 80, 84, 89, 96, 98, 99) പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു. മൂന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ, 1984ല്‍ ഇന്ത്യാ ടുഡെ രാജ്യത്തെ മികച്ച പത്തു പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് ജി.എം ബനാത്ത് വാലയായിരുന്നുവെന്നതിന് എത്രയോ അര്‍ത്ഥ തലങ്ങള്‍ ഉണ്ടായിരുന്നു. സമുദായത്തിന്റെ ഇസ്സത്തിനായി പോരാടുമ്പോഴും അതൊരു സാമൂഹ്യ നീതിയുടെ വിഷയമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനായി എന്നതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത. അടിയന്തിരാവസ്ഥക്കാലത്ത് മഹാരാഷ്ട്ര നിയമസഭാംഗമായിരുന്ന ബനാത്ത് വാല നിര്‍ബന്ധിത വന്ധ്യംകരണ ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും നടത്തിയ തന്ത്രപരമായ പോരാട്ടം ന്യൂനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ദിശാസൂചികയാണ്. രണ്ടു മക്കളുണ്ടായിക്കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാകണമെന്നായിരുന്നു ബില്ല്. സഭക്കകത്ത് അദ്ദേഹത്തിന്റെ വിയോജിപ്പോടെയാണ് ബില്ല് പാസായത്. ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചതോടെ ജനകീയ കോടതിയിലേക്ക് ഇറങ്ങിയ ബനാത്ത്‌വാല ലക്ഷക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിച്ചു രാഷ്ട്രപതി വി.വി ഗിരി അയച്ചു. കുറിക്കു കൊണ്ട ആ നീക്കത്തോടെ ജനഹിതം മാനിച്ച്, രാഷ്ട്രപതി ബില്ല് തിരിച്ചയപ്പോള്‍ ബനാത്തുവാലയിലെ രാഷ്ട്രീയ തന്ത്രജ്ഞനെ പലരും തിരിച്ചറിഞ്ഞു. ഗോ സ്‌നേഹത്തിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന വര്‍ത്തമാനകാലത്ത്, ഗോവധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ബനാത്തുവാല ഉയര്‍ത്തിയ വാദമുഖങ്ങളുടെ സുതാര്യതയും നാനാവശങ്ങളും തീര്‍ത്ത പ്രതിരോധം കാലികമാണ്. ഭരണഘടനയുടെ വെളിച്ചത്തില്‍ കാര്യങ്ങളെ വിലയിരുത്തി, സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ നല്‍കി പ്രശ്‌നങ്ങളുടെ കുരുക്കുകള്‍ എങ്ങനെ അഴിക്കണമെന്നും മതവും ജാതിയും മേമ്പൊടി ചേര്‍ത്ത് ഹിഡന്‍ അജണ്ട നടപ്പാക്കുവരെ പ്രതിരോധിക്കണമെന്നതും ബനാത്തുവാല പലപ്പോഴും കാണിച്ചു തന്നു. പ്രധാനമന്ത്രി നിയമിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്‍ റിപ്പോട്ടില്‍ പോലും ബനാത്ത് വാലയുടെ പാര്‍ലമെന്റ് ഉദ്ധരണികള്‍ ഇടം നേടിയത് അകക്കാമ്പിന്റെയും ദൂരക്കാഴ്ചയയുടെയും പ്രതിഫലനമാണ്. ശാബാനു ബീഗം കേസും അതിന്റെ പശ്ചാതലത്തില്‍ ഉയര്‍ന്ന ശരീഅത്ത് സംരക്ഷണവുമെല്ലാം സമുദായം പരിക്കില്ലാതെ മറികടന്നതിന് പിന്നിലെ അതികായകനെ പൗരത്വ ഭേദഗതി ഭീഷണിയുടെ കാലത്ത് ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ. ശരീഅത്ത് സരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ബനാത്ത്‌വാല അതോടൊപ്പം വിവാഹ മുക്തയായ മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങള്‍ നല്‍കുന്ന സ്വകാര്യ ബില്ല് അവതരിപ്പിച്ചപ്പോള്‍ പാഴ് വേലയാണെന്ന് പലരും എഴുതിത്തളളി. എന്നാല്‍, ആധികാരിക വിവരങ്ങളോടെ കൃത്യമായ അവതരണത്തോടെയുളള അദ്ദേഹത്തിന്റെ ബില്ലിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഇടപെട്ടാണ് അതപ്പടി ഔദ്യോഗികമായെടുക്കാമെന്നും ബനാത്ത്‌വാല തന്റെ ബില്ല് പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചത്. ശരീഅത്ത് സംരക്ഷണത്തിന്റെ ഈ ഐതിഹാസിക ഇടപെടല്‍ ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങിനെ മറക്കാനാവും. ബാബരി മസ്ജിദ് വിവാദം കൊടുമ്പിരികൊണ്ട കാലത്ത് (1987 മെയ് 8) പാര്‍ലമെന്റില്‍ ബനാത്ത്‌വാല അവതരിപ്പിച്ച ബില്ലും നിയമമായപ്പോള്‍, അവകാശത്തര്‍ക്കങ്ങളുടെ പേരില്‍ ആരാധാനാലയങ്ങള്‍ തകര്‍ക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു. ഈ ബില്‍ പ്രകാരമാണ് ആരാധാരാനലയങ്ങളുടെ കട്ട് ഓഫ് ഡേറ്റ് 1947 ഓഗസ്റ്റ് 15 ആയി നിശ്ചയിക്കാനായതെന്നത് എത്രപേര്‍ ഓര്‍ക്കുന്നുണ്ട്. ആരാധനാലയങ്ങളില്‍ അവകാശതര്‍ക്കം സൃഷ്ടിക്കുന്ന പ്രവണതക്ക് നിയമപരമായ തടയിട്ടത് ബനാത്ത് വാലയുടെ ഈ ചരിത്ര ഇടപെടലാണ്. ഈ നിയമത്തിന് മുമ്പെ തുടങ്ങിയ വ്യവഹാരമായതിനാലാണ് ബാബരിക്കേസില്‍ ഇതു പ്രതിഫലിക്കാതെ പോയതെങ്കിലും എത്രയോ ആരാധനാലയങ്ങള്‍ ശാന്തിയോടെ നിലനില്‍ക്കാന്‍ ഇതാണ് നിമിത്തമെന്നത് മറക്കരുത്. ന്യൂനപക്ഷ വേട്ടയുടെ പുതിയ പരീക്ഷണമായ സി.എ.എയും എന്‍.ആര്‍.സിയും രാഷ്ട്രീയമായും നിയമപരമായും ചെറുക്കാന്‍ മുസ്‌ലിംലീഗ് നേതൃത്വത്തിന് ചടുല ഇടപെടലുകള്‍ക്കു അത്തരം മുന്‍മാതൃകകള്‍ കുറച്ചൊന്നുമല്ല സഹായകമായത്. പാര്‍ലമെന്റിലെയും പുറത്തെയും പ്രസംഗങ്ങള്‍ പോലെ ഘനഗംഭീരമാണ് അദ്ദേഹത്തിന്റെ രചനകളും. മുസ്‌ലം പേഴ്‌സണല്‍ ലോ, ആസാം കുടിയേറ്റ പ്രശ്‌നം, ബാബരി മസ്ജിദ്, അലിഗഡ് ജാമിഅ മില്ലിയ്യ സര്‍വകലാശാലകളുടെ ന്യൂനപക്ഷപദവി എന്നിയെക്കുറിച്ചെല്ലാമുള്ള നിയമ നിര്‍മ്മാണങ്ങളുടെ നാള്‍വഴിയും ആഴവും പരപ്പും ആധികാരികമായി പഠിക്കാന്‍ അദ്ദേഹത്തിന്റെ കൃതികളെ ആശ്രയിച്ചാല്‍ മതി. റിലീജിയന്‍ ആന്റ് പൊലിറ്റിക്‌സ് ഇന്‍ ഇന്ത്യ, മുസ്്‌ലിം ലീഗ് ആസാദീ കോ ബാദ് എന്നീ പുസ്തകങ്ങള്‍ക്ക് പുറമെ സെലക്ടഡ് പാര്‍കിയാമെന്റ് സ്പീച്ചസ് ഓഫ് ജി.എം ബനാത്‌വാല എന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമാഹാരവും സര്‍വ്വകലാശാലയാണ്. ഏക സിവില്‍ കോഡിനെതിരെയുള്ള ഇടപെടല്‍, അലിഗഡ് മുസ്്‌ലിം സര്‍വകലാശാല- ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി എന്നിവയുടെ ന്യൂനപക്ഷപദവി എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള ബില്ല്, ശാബാനു ബീഗം കേസിന്റെ പശ്ചാത്തലത്തിലെ 1986 ലെ മുസ്‌ലിം വനിതാ സംരക്ഷണ ബില്ല്, ആരാധനാലയങ്ങളുടെ അവകാശത്തീയതി 1947 ഓഗസ്റ്റ് 15 ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്ന 1987 ലെ ബില്ല് എന്നിവയെല്ലാം കടപ്പാടിന്റെ പ്രാര്‍ത്ഥനാ പുഷ്പങ്ങളായി അദ്ദേഹത്തിന്റെ പരലോക ജിവിതത്തിലേക്കു അനര്‍ഗളം ഒഴുകുന്നതാണ്. 1933 ആഗസ്റ്റ് 15 ന് മുംബൈയില്‍ ജനിച്ച അദ്ദേഹം 2008 ജൂണ്‍ 25ന് നമ്മെ വിട്ടുപിരിഞ്ഞതുവരെയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ അംബാസിഡറായി പതിറ്റാണ്ടുകള്‍ നമ്മെ നയിച്ച ബനാത്ത് വാല ബഹുസ്വര സമൂഹത്തിലെ സോഷ്യല്‍ എഞ്ചിനീയറായാണ് ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക. രാഷ്ട്രീയത്തിലെ മര്‍മ്മം ഉള്‍കൊള്ളുന്ന സല്‍ക്കര്‍മ്മങ്ങളിലൂടെ സദാ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നുവെന്നതാണ് ബനാത്ത് വാലയെ വേറിട്ടു നിര്‍ത്തുന്നത്. ആ കര്‍മ്മ യോഗിയുടെ വിയോഗത്തിന്റെ പതിമൂന്നാം ഓര്‍മ്മ ദിനത്തില്‍ പ്രാര്‍ത്ഥനകള്‍. ‘രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുത്’; സാദിഖ് അലി തങ്ങള്‍ നമുക്ക് സംരക്ഷണമൊരുക്കുന്ന പൊലീസ് സഹോദരങ്ങള്‍ക്ക് ഗ്രീന്‍ സല്യൂട്ട് സാദിഖലി തങ്ങള്‍ നയിക്കുന്ന മുസ്‌ലിം ലീഗ് ദേശരക്ഷാ സദസിന് തിരൂരില്‍ തുടക്കം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ‘രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപകരണമാക്കരുത്’; സാദിഖ് അലി തങ്ങള്‍ “ഹൈന്ദവ സഹോദരങ്ങള്‍ക്ക് വേദനയുണ്ടാക്കിയ സംഭവം”; ശബരിമല വിഷയത്തില്‍ പ്രതികരിച്ച് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കുന്ന പിന്തുണയിലാണ് കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്: സാദിഖലി തങ്ങള്‍ വിട പറഞ്ഞത് നേതൃനിരയിലെ ചടുല സാന്നിധ്യം സ്വയം ഇംഗ്ലീഷ് വായിക്കാൻ കഴിയാത്തവർ എങ്ങനെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് ദേവേന്ദ്ര കുമാർ അധ്യാപകരോട് ചോദിച്ചതായും പ്രദീപ് കുമാർ പാണ്ഡെ കൂട്ടിച്ചേർത്തു. ഉന്നാവോ: പരിശോധനക്കിടെ ഇംഗ്ലീഷ് വായിക്കാനാകാത്ത അധ്യാപകരെ സസ്പെൻഡ് ചെയ്ത് അധികൃതർ. ഉത്തർപ്രദേശിലെ ഉന്നാവോയിലെ സിക്കന്ദർപൂർ സരൗസിയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളിലെ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ ശനിയാഴ്ച നിർദേശം നൽകി. നവംബൻ 28നാണ് സ്കൂളിൽ പരിശോധന നടന്നത്. ഇംഗ്ലീഷിൽ ഒരു പാഠഭാഗം വായിക്കാൻ അധികൃതർ ആവശ്യപ്പെട്ടപ്പോൾ തപ്പിത്തടഞ്ഞ് വായിക്കുന്ന അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലായി കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ജില്ലാ മജിസ്‌ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ സ്കൂളിൽ പരിശോധന നടത്തി, ഞാനും അതിന്റെ ഭാഗമായിരുന്നു. 6, 8 ക്ലാസുകളിലെ കുട്ടികളോട് പാഠങ്ങൾ ഹിന്ദിയിൽ വായിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മിക്ക വിദ്യാർത്ഥികൾക്കും അതിന് സാധിച്ചു. എന്നാൽ, അവരോട് ഇംഗ്ലീഷിൽ വായിക്കാൻ പറഞ്ഞപ്പോൾ എല്ലാവരും പരാജയപ്പെടുകയായിരുന്നു. കുട്ടികൾക്ക് പുറമേ ചില അധ്യാപകരും ഇംഗ്ലീഷ് വായിക്കുന്നതിൽ പരാജയപ്പെട്ടു അടിസ്ഥാന ശിക്ഷാ അധികാരി (ബിഎസ്എ) പ്രദീപ് കുമാർ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സ്വയം ഇംഗ്ലീഷ് വായിക്കാൻ കഴിയാത്തവർ എങ്ങനെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് ദേവേന്ദ്ര കുമാർ അധ്യാപകരോട് ചോദിച്ചതായും പ്രദീപ് കുമാർ പാണ്ഡെ കൂട്ടിച്ചേർത്തു. Elephant പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു Niti Ayog ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍, ബിഹാറും ഝാര്‍ഖണ്ഡും യുപിയും ഏറ്റവും പിന്നിലെന്നും നിതി ആയോഗ് സഹപ്രവര്‍ത്തകര്‍ 'തമാശ'ക്ക് മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു; യുവാവിന് ദാരുണാന്ത്യം Maharashtra മാര്‍ച്ചോടുകൂടി മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍; വെടിപൊട്ടിച്ച് കേന്ദ്രമന്ത്രി International flight service അന്താരാഷ്ട്ര വിമാന സര്‍വീസ് ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍ Kerala Rain തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല Accident വാടാനപ്പള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് Gulf News യുഎഇ സുവര്‍ണ ജൂബിലി; നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് Elephant പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു Covid 19 ഖത്തറില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു gastroparesis രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം;വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ Shocking Video സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ ജയിക്കാനാവശ്യമായ ബുദ്ധിയും വിവരവും കൈമുതലായുള്ള വിദ്യാര്‍ഥികള്‍ കേരളത്തില്‍ ധാരാളം ഉണ്ട്. അവര്‍ക്ക് അറിയാത്തത് പരീക്ഷാനടത്തിപ്പിനെയും വിഷയക്രമീകരണത്തെയും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും കുറിച്ചുള്ള കാര്യങ്ങളാണ്. മലയാളഭാഷയില്‍ എങ്ങനെ പരീക്ഷ എഴുതാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥി അറിയേണ്ടതും അറിയാനാഗ്രഹിക്കുന്നതുമായ എല്ലാ വിവരങ്ങളും ഈ പുസ്തകത്തിലുണ്ട്. 2010-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടിയ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകരചനയിലൂടെ മലയാളിയായ വിദ്യാര്‍ഥികള്‍ക്ക് വലിയ ഒരു സേവനമാണ് ചെയ്തിരിക്കുന്നത്. ഈ പുസ്തകം നിങ്ങള്‍ക്ക് അറിവും ആത്മവിശ്വാസവും നല്കുമെന്നുറപ്പിച്ചു പറയാം. സാമ്പത്തിക പ്രശ്‌നങ്ങളും’ എന്ന വിഷയത്തില്‍ പഠനത്തിനായി ഡല്‍ഹിയിലെ ശാസ്ത്രസാങ്കേതികകേന്ദ്രത്തിന്റെ സഹായത്തോടെ ലേഖിക നടത്തിയ പഠനയാത്രകളുടെ ഹൃദ്യമായ വിവരണം. ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണം; വികസനത്തോട് സഹകരിക്കണമെന്ന് KCBC – News18 Malayalam ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണം; വികസനത്തോട് സഹകരിക്കണമെന്ന് KCBC ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണം; വികസനത്തോട് സഹകരിക്കണമെന്ന് KCBC ദേശീയപാത 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്തു മാതൃക കാട്ടിയ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെയും അദ്ദേഹം അനുമോദിച്ചു. കൊച്ചി ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന് KCBC. വികസനത്തോട് എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും സഹകരിക്കണമെന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സഭാ അധ്യക്ഷന്‍റെ ആഹ്വാനം. ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്ത രീതിയിൽ ഇടപെടലാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സഭാ അധ്യക്ഷന്‍റെ ആഹ്വാനം. ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. ദേശീയപാത 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്തു മാതൃക കാട്ടിയ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെയും അദ്ദേഹം അനുമോദിച്ചു. Also Read ആരാധനാലയം പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുക്കും ദേശീയപാതാ അലൈൻമെന്‍റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി രാജ്യത്തിൻറെ സമഗ്രവികസനത്തിന് വിവിധ സേവന മേഖലകളിൽ ക്രൈസ്തവ സമൂഹം നൽകിയിട്ടുള്ളതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ സംഭാവനകൾ ചരിത്രത്തിൻറെ ഭാഗമാണ്. നാടിൻറെ വികസന ആവശ്യങ്ങളോട് എന്നും ക്രിയാത്മകമായി പ്രതികരിച്ചവരാണ് ഇന്നാട്ടിലെ ക്രൈസ്തവർ. ഭാരതത്തിൻറെ ബഹിരാകാശ ഗവേഷണ കേന്ദ്രം നിർമ്മിക്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പള്ളിത്തുറ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം വേണമെന്ന് ആവശ്യമുയർന്നു. ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയെ സാക്ഷിനിർത്തി അന്നത്തെ തിരുവനന്തപുരം രൂപത അധ്യക്ഷൻ ബിഷപ് പീറ്റർ ബർണാഡ് പെരേര നടത്തിയ ആഹ്വാനപ്രകാരം വിശുദ്ധ മേരി മഗ്ദലനയുടെ നാമത്തിൽ ഉള്ള ദേവാലയം വിട്ട് കൊടുത്തു. പള്ളിത്തുറ ഇടവക ജനം ക്രൈസ്തവരുടെ ഉദാരതയുടെ നേർസാക്ഷ്യമാണ്. മുൻ രാഷ്ട്രപതി ആദരണീയനായ എ പി ജെ അബ്ദുൽ കലാം തൻറെ പ്രസംഗങ്ങളിൽ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിൽ ഓർമിപ്പിക്കുന്നു. ദേശീയപാതകളുടെ അലൈന്‍മെന്റിന്റെ ഭാഗമായി ആരാധനാലയങ്ങളെ ഒഴിവാക്കേണ്ടതായി വന്നാല്‍ അത് ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടതായി വന്നാല്‍ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലം ഉമയല്ലൂരിലെ ദേശീയ പാത അലൈന്‍മെന്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പൊളിച്ചു നീക്കേണ്ടതായി വന്നാല്‍ അത് ചെയ്യണം. ദൈവം അത് ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്റേതായിരുന്നു നിരീക്ഷണം. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവന്‍ കരുണാമയനായ് കാവല്‍ വിളിക്കായി കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. Also Read- ദേശീയപാത വികസിപ്പിക്കാൻ സ്ഥലം വിട്ടുകൊടുത്ത് കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം; നിലവിലെ സ്ഥലത്ത് നിന്നുമാറി പുതിയ ക്ഷേത്രം നിർമിക്കും കൊല്ലത്ത് ദേശീയ പാതയുടെ നിലവിലെ അലൈമെന്റില്‍ പള്ളികളും ക്ഷേത്രവും ഉള്‍പ്പെടുന്നുവെന്നായിരുന്നു ഹര്‍ജി. ആരാധനാലയങ്ങളെ ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അനാവശ്യമായും നിസാരകാര്യങ്ങളുടെ പേരിലും ദേശീയ പാത സ്ഥലമേറ്റെടുപ്പില്‍ ഇടപെടില്ലെന്നു കോടതി നിലപാടെടുത്തു. ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റ് ചോദ്യം ചെയ്ത് നല്‍കിയ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.പൊതുതാല്‍പര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി സ്ഥല ഉടമകള്‍ സഹകരിക്കണം. വികസനത്തിന്റെ ഭാഗമായി ചില ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്.രാജ്യത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ദേശീയപാത വികസനത്തിന് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കണം; വികസനത്തോട് സഹകരിക്കണമെന്ന് KCBC Kerala High Court എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി Yousafali പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന Bypoll in Piravom പിറവം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഇടത് മുന്നണിക്ക് നിർണ്ണായകം Local Body Bypolls സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു Idukki Dam ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA Accident ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം Rape പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്‍ Hareesh Peradi കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുംപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത് ഹരീഷ് പേരടി In-flight Meals വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും വ്യത്യസ്ത ഭക്ഷണം നൽകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കാരണം ഇതാണ് Kerala High Court എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി എനിക്കിഷ്ടമാവുന്നത് സുഖാന്വേഷിയായ മനുഷ്യന്റെ ജീവിതലഹരികളെപ്പറ്റി അദ്ദേഹം പാടുന്നതു കൊണ്ടാണ്. മേലുദ്ധരിച്ച വരികൾ അദ്ദേഹത്തിന്റെ സൂഫി സീരീസിൽ നിന്നുള്ള പാട്ടാണ്.മദ്യഷാപ്പുകൾ സന്തോഷം നിർമ്മിക്കുന്ന സ്ഥലമാണെന്നും അവിടെ പരിശുദ്ധരായ മനുഷ്യർക്ക് സ്ഥാനമില്ലെന്നും അസീസ് മിയാൻ സംഗീതസാന്ദ്രമായി വിവരിക്കുന്നു.പള്ളിക്കും അമ്പലത്തിനുമിടയിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ അവിടെ മദ്യഷാപ്പ് സ്ഥാപിച്ച് മനുഷ്യരെ ഒന്നിച്ചുകൂട്ടി സന്തോഷത്തിൽ മുക്കണമെന്നും അസീസ് മിയാൻ സംഗീതത്തെ ലോകത്തിന്റെ ആഘോഷമാക്കുന്നു.മതനിരപേക്ഷവഴികൾ അതാണെന്ന് ഈ പാട്ട് രാഗവിസ്താരം നടത്തുന്നു. മനുഷ്യൻ സാമൂഹ്യജീവിതമായി എന്നു മാറാൻ തുടങ്ങിയോ അന്നു മുതൽ അവന്റെ നൈസർഗ്ഗികമായ ലഹരികളെ എടുത്തുകളയാനും തുടങ്ങി.ലഹരികൾ ഓരോന്നായി എടുത്തുകളയുന്നതാണ് സംസ്കാരം എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം.ജീവി നിലയിൽ നിന്നു പിഴക്കാൻ പലതരം ആവാസങ്ങൾ വേണം.അത് ഓരോരുത്തർക്കും വ്യതസ്ഥമായ രീതിയിലും അളവുകളിലുമാണ്.മനുഷ്യനാവുക എന്നുവെച്ചാൽ അതല്ലാതായിരിക്കുക എന്നുള്ളതു കൂടിയാകുന്നു. ആയതിനാൽ സമൂഹം കല്പിക്കുന്ന വിശുദ്ധവഴികളും സ്ഥാപനങ്ങൾ എഴുതിത്തയ്യാറാക്കുന്ന കർശനനിയമങ്ങളും തെറ്റിക്കുന്നതിൽ മനുഷ്യർ സന്തോഷം കണ്ടെത്തുന്നു. മറുഗതിയില്ലാത്തതിനാൽ മാത്രമാണ് റേഷൻ സമ്പ്രദായത്തെ മനുഷ്യർ സ്വീകരിക്കുന്നത്.ഒരുപക്ഷെ റഷ്യ പൊളിഞ്ഞതും കമ്യൂണിസം തകർന്നതും അതുകൊണ്ടു കൂടിയായിരിക്കണം.റേഷനരി മാത്രമല്ല റേഷനു ക്യൂ നിൽക്കുന്ന മനുഷ്യനും പൂത്തുപുഴുവരിക്കും. ബൈബിളിനെ വിശ്വസിക്കാമെങ്കിൽ സൃഷ്ടി തൊട്ടെ വിലക്കപ്പെട്ട കനി മനുഷ്യൻ രുചിക്കാൻ തുടങ്ങിയിട്ടുണ്ട്.പാപത്തിന്റെ ശമ്പളം മരണമാണെങ്കിൽ ആ ശമ്പളത്തേയും ഇരുകൈയ്യുംനീട്ടി സ്വീകരിക്കാൻ സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ സന്നദ്ധനാകുന്നു.സ്വാതന്ത്ര്യദാഹിയായ മനുഷ്യൻ ഏതറ്റം വരേയും പോകും.ഭഗത് സിംഗിനേയും സർദാർ ഗോപാലകൃഷ്ണനേയും അസ്ഥാനത്താണെങ്കിലും ഇവിടെ ഓർക്കാം. പ്രണയവും പ്രകാശനവും ലൈംഗിക സ്വാതന്ത്ര്യങ്ങളുമെല്ലാം നമുക്ക് സിനിമയിലും സീരിയലിലും കഥയിലുമൊക്കെ കൊള്ളാം.നിത്യജീവിതത്തിൽ അതെല്ലാം കിട്ടാക്കനിയായി നിർത്തുകയും വേണം. മദ്യം ഒരു വിപത്ത് ആവാൻ കാരണം അതിലേക്ക് നമ്മളെ വലിച്ചിഴക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കുന്നതു കൊണ്ടു കൂടിയാകുന്നു.മനുഷ്യന്റെ സന്തോഷങ്ങളെ പ്രകാശനം ചെയ്യാൻ അനുവദിക്കാത്ത വ്യവസ്ഥയാണ് ജനാധിപത്യം എന്ന പേരിൽ ഇവിടെയുള്ളത്.മൊറാലിറ്റി എത്തിക്സ് എന്നതൊക്കെ മനുഷ്യനെ അതല്ലാതാക്കുന്ന വേലിക്കെട്ടുകളാകുന്നു.നമ്മൾ ഇടക്കൊക്കെ മൃഗജീവിതത്തെ സ്നേഹിക്കുന്നതും കാഴ്ചബംഗ്ലാവുകളിൽ പോകുന്നതും അതുകൊണ്ടാകുന്നു.മൃഗങ്ങളെ കൂട്ടിലാക്കി രസിക്കുന്നതും അവയുടെ സ്വാതന്ത്ര്യത്തെ അസൂയപ്പെട്ടുമായിരിക്കണം. ഇന്ന് മനുഷ്യർക്ക് പുറത്തിറങ്ങി നടക്കാനൊരിടമില്ല. ഇരിക്കാനൊരിടമില്ല,ടോൾ കൊടുത്താൽ പോലും.തൃശൂർ മെയിൻ പോസ്റ്റോഫീസിൽ എന്റെ നാട്ടുകാരൻ, ദുബായിൽ നിന്നും തിരികെ വന്നവൻ മറ്റുള്ളവർ സ്റ്റാമ്പൊട്ടിക്കുന്നതും കത്തിൽ അഡ്രസ് എഴുതുന്നതും നോക്കിയിരിക്കുന്നത് പല തവണ കണ്ടു.ഇതെന്താ ഇവിടെ എന്നു ചോദിച്ചപ്പോൾ പറഞ്ഞത് വീട്ടിൽ നിന്നിറങ്ങിയാൽ മറ്റൊരിടമില്ല എന്നാണ്.ആയതിനാൽ ടൗണിലേക്ക് വണ്ടികയറുന്നു.ഒരുമിച്ചുകൂടാൻ ഒരിടമില്ലാത്ത അവസ്ഥയാണ്.വായനശാലകളിൽ പോയാൽ ഇപ്പോ പ്രധാന വിനോദം ടെലിവിഷൻ ആണ്.മതിലുകളിൽ കയറിയിരുന്നാൽ പോലീസ് പിടിക്കും.ബോബ് മെർളിയുടെ പടമുള്ള ബനിയൻ ഇട്ടാൽ പോലീസ് കേസെടുക്കുന്ന കാലമാണ്.ആരാണ് ബോബ് മർളി എന്നതിന് പോലീസുകാർ നൽകുന്ന മറുപടി ഏതോ കഞ്ചാവ് കച്ചവടക്കാരൻ എന്നാണ്.മനുഷ്യർ കൂട്ടം കൂടുന്നതിനെ ഭരണകൂടം ഭയക്കുന്നു. സദാചാരം പഠിപ്പിക്കുന്നതിൽ പോലിസിനേക്കാൾ ആവേശം ഇപ്പോൾ സാദാ മനുഷ്യർക്കാണ്. മരണത്തോടും ജീവിതത്തോടും തൊട്ടുംതൊടാതെയും നിൽക്കുന്ന രോഗിയായ സുഹൃത്തിന്റെ ആവശ്യപ്രകാരം മൂക്കിലെ ട്യൂബിൽക്കൂടി മദ്യം ഇറ്റിച്ചുകൊടുത്ത സംഭവം സംവിധായകൻ പവിത്രൻ പറഞ്ഞുകേട്ടിട്ടുണ്ട്.ലഹരിക്കായുള്ള ഉൾവിളികളെ പരിഹസിക്കരുത്. സംഘടിത മതങ്ങൾ മദ്യത്തിൽ ഇടപെടുന്നതിലെ ജനാധിപത്യവിരുദ്ധത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കേരളത്തിലെ രൂപതകൾ അതിന്റെ തലതൊട്ടപ്പന്മാരും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീഗും മദ്യം നിരോധിക്കണമെന്നു പറയുന്നു.എന്നാൽ എൻ എസ് എസും ,എസ് എൻഡിപിയും നിരോധനമല്ല വേണ്ടതെന്നും വാദിക്കുന്നു.കൃസ്ത്യാനികൾക്കും മുസ്ലീമുകൾക്കും മദ്യം വേണ്ടേങ്കിൽ അത് പള്ളിയിൽ പറഞ്ഞാൽ മതിയല്ലോ.മറിച്ചാണവർ പറയുന്നതെങ്കിൽ മതേതരരായ മദ്യപാനികൾക്ക് പറയേണ്ടിവരും,അത് പള്ളീപ്പറഞ്ഞാൽ മതിയെന്ന്. കേരളത്തിലേത് മതേതരഭരണമല്ല മതഭരണമാകുന്നു.മദ്യത്തെ ഒരു സദാചാരപ്രശ്നമായി ഉയത്തുന്നതിലൂടെ കേരളത്തെ വീണ്ടും പിറകോട്ടുകൊണ്ടുപോകയാണ്.പുരോഗമനത്തിന്റെ മേൽമുണ്ടിനുള്ളിൽ മനുസ്മൃതിയുടെ പൂണുലുകൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു.ഉമ്മൻ ചാണ്ടിയും സുധീരനും കോട്ടയം രാഷ്ട്രീയവും മലപ്പുറം അജണ്ടയും കേരളത്തെ സംഘപരിവാറിന്റെ വിപണിയെയാണ് വിപുലമാക്കുന്നത്. കയ്യേറ്റക്കാരെയും ക്വാറിമാഫിയയേയും സഹായിക്കാൻ കേരളത്തിന്റെ തായ് വേരായ പശ്ചിമഘട്ടത്തിനെ വെട്ടിനിരത്തുന്ന നാടാണിത്.മതപ്രീണനത്തിന്റെ പേരിൽ പൊതുസ്വത്ത് കൊള്ളചെയ്യപ്പെടുന്ന,അതിനനുവദിക്കുന്ന നാടാണിത്. ബോബ് മെർളിയുടെ ചിത്രമുള്ള ബനിയൻ ഇട്ടതിന് യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഉളുപ്പില്ലാത്ത നാടുംകൂടിയാണിത്.ലോകപ്രശസ്ത ഗായകനെ വെറും കഞ്ചാവ് വിലപനക്കാരാക്കിയ അധികാരികളും അതിനെ പ്രോൽസാഹിപ്പിച്ച പത്രധർമ്മക്കാരുടേയും നാണാണിത്. സർ, ഈ നാട്ടിൽ ജീവിച്ചുപോകണമെങ്കിൽ എനിക്ക് രണ്ടെണ്ണം അടിക്കണം.അല്ലെങ്കിൽ അടി വേറെ വഴിക്ക് തിരിയും. എന്റെ സുഹൃത്തും ശില്പിയുമായ രാജൻ കഴിഞ്ഞ ദിവസം പറഞ്ഞു,സർക്കാർ മദ്യം തരുന്നതിനു മുമ്പേ കഴിച്ചുതുടങ്ങിയതാണ്.അവർ നിർത്തിയാലും അതു തുടരും.വിലക്കപ്പെട്ട കനി കഴിക്കരുത് എന്ന് പറഞ്ഞവരോട് അത് പള്ളീപ്പറഞ്ഞാ മതി എന്നു തിരിച്ചുപറഞ്ഞ വർഗ്ഗമാണ് മനുഷ്യകുലം,അവരോട് കളിക്കരുത്. മദ്യനിരോധനത്തിന്റെ ചരിത്രം 1920 ൽ അമേരിക്കയിൽ നിന്നും തുടങ്ങുന്നു.പിൻവലിക്കുന്നതിന്റെ ചരിത്രവും അവിടെ നിന്നും തുടങ്ങുന്നു.കാനഡ,ഫിൻലാൻഡ്,സ്വീഡൻ,തമിഴ് നാട്,ആന്ധ്രപ്രദേശ്,അരുണചൽ പ്രദേശം,മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചരിത്രമറിയാത്തവർ എപ്പോഴും കിണറ്റിലെ തവളകൾ മാത്രമാണ്.അവരെ വിട്ട് മുന്നണിയിലേക്ക് വരുന്ന ജനത പുതിയ ലോകത്തെ സ്വീകരിക്കുകയും പുതിയ കാലത്തിനു ചിയേർസ് പറയുകയും ചെയ്യും. മദ്യനിരോധനത്തിന്റെ ചരിത്രം 1920 ൽ അമേരിക്കയിൽ നിന്നും തുടങ്ങുന്നു.പിൻവലിക്കുന്നതിന്റെ ചരിത്രവും അവിടെ നിന്നും തുടങ്ങുന്നു.കാനഡ,ഫിൻലാൻഡ്,സ്വീഡൻ,തമിഴ് നാട്,ആന്ധ്രപ്രദേശ്,അരുണചൽ പ്രദേശം,മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചരിത്രമറിയാത്തവർ എപ്പോഴും കിണറ്റിലെ തവളകൾ മാത്രമാണ്.അവരെ വിട്ട് മുന്നണിയിലേക്ക് വരുന്ന ജനത പുതിയ ലോകത്തെ സ്വീകരിക്കുകയും പുതിയ കാലത്തിനു ചിയേർസ് പറയുകയും ചെയ്യും Omicron രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗ സാധ്യത; വിലയിരുത്തി ആരോഗ്യ വിദഗ്ധർ Idukki Cheruthoni dam ചെറുതോണി വീണ്ടും തുറന്നു, ജാഗ്രത നിർദേശം നൽകി ജില്ലാ ഭരണകൂടം Murder ഭാര്യയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞു; ഭര്‍ത്താവ് പിടിയിൽ കേരളത്തിന് ആശ്വാസം, ഒമിക്രോൺ പരിശോധനയ്ക്ക് അയച്ച് 8 സാമ്പിളുകളും നെഗറ്റീവ് മതപരിവര്‍ത്തനം നടത്തിയതായി ആരോപണം, ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം Horoscope December 06, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തിളങ്ങും, ധനലാഭത്തിന് യോഗം Horoscope December 06, 2021: ഇന്ന് (Horoscope December 06, 2021) മിഥുന രാശിക്കാർ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ഇതുകൂടാതെ, കർക്കടക രാശിയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ നല്ല ഫലങ്ങൾ ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Horoscope December 04, 2021: ശനിയാഴ്ച കോപം നിയന്ത്രിക്കുക, പ്രൊഫഷണൽ ജീവിതം തകരാറിലായേക്കാം Horoscope December 04, 2021: ഇന്ന് (Horoscope December 04, 2021) ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടുണ്ടാകും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Horoscope December 03, 2021: ഇന്ന് ഒരു ജോലിയിലും തിരക്കുകൂട്ടരുത്, നഷ്ടം ഉണ്ടായേക്കാം Horoscope December 03, 2021: ഇന്ന് (Horoscope December 03, 2021) നിങ്ങൾക്ക് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ജോലിയിൽ വിജയമുണ്ടാകുമെങ്കിലും കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം 2022 ൽ ഈ രാശിക്കാർക്ക് ശനി ദേവന്റെ കൃപ ഉണ്ടാകും, ആർക്കൊക്കെ? ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും. Horoscope December 02, 2021: ഇടവം, കർക്കടകം, ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതിസന്ധിയുടെ ദിനം, ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം Horoscope December 02, 2021: ഇന്ന് (Horoscope December 02, 2021) ഇടവം, കർക്കടകം രാശിക്കാർക്ക് അവരുടെ ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചിങ്ങം രാശിക്കാരെ വിട്ടുമാറാത്ത അസുഖം അലട്ടും. അതുകൊണ്ട് അവർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Most Popular Zodiac: വളരെ പെട്ടെന്ന് ജനപ്രീതി നേടുന്നവരാണ് ഈ 3 രാശിക്കാർ, ലീഡർഷിപ്പിലും മുന്നിൽ Most Popular Zodiac: ഏത് രാശിയിലുള്ളവരാണ് വളരെ വേഗം ജനപ്രീതിയാർജിക്കുന്നതെന്ന് ജ്യോതിഷത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശികളിളുള്ളവർ ജനപ്രീതിയുടെ കാര്യത്തിൽ മറ്റുള്ളവരേക്കാൾ വളരെ മുന്നിലാണ്. Horoscope November 30, 2021: ഇന്ന് കുംഭം രാശിക്കാർ ശുഭകാര്യങ്ങളിൽ പങ്കാളികളാകും, ധനു രാശിക്കാർക്ക് തൊഴിൽ രംഗത്തെ പ്രശ്നങ്ങളിൽ നിന്നും മുക്തി Horoscope November 30, 2021: ഇന്ന് (Horoscope November 30, 2021) കുംഭം രാശിക്കാർ ചില ശുഭകാര്യങ്ങളിൽ പങ്കാളികളാകുകയും വിജയം കൈവരിക്കുകയും ചെയ്യും. അതുപോലെ ധനു രാശിക്കാർക്കും തൊഴിൽ രംഗത്ത് വന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനാകും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Horoscope November 29, 2021: ഇന്ന് മിഥുന രാശിക്കാർ ഭക്ഷണപാനീയങ്ങൾ ശ്രദ്ധിക്കുക, ഉദരസംബന്ധമായ രോഗങ്ങൾ ശല്യപ്പെടുത്തിയേക്കും Horoscope November 29, 2021: ഇന്ന് (Horoscope November 29, 2021) ഈ രാശിക്കാർ ഭക്ഷണപാനീയങ്ങളിൽ ശ്രദ്ധിക്കണം. അവർക്ക് ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാം. കുംഭം രാശിക്കാർ ഇന്ന് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുക. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Horoscope November 27, 2021: മേടം, ഇടവം രാശിക്കാർക്ക് ധനലാഭത്തിന് യോഗം, ജീവിതത്തിൽ സമാധാനം ഉണ്ടാകും Horoscope November 27, 2021: ഇന്ന് (Horoscope November 27, 2021) ശനിയാഴ്ച ഈ രണ്ട് രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുംഭം രാശിക്കാരുടെ മോശം ആരോഗ്യം അവരുടെ അസ്വസ്ഥതകൾക്ക് കാരണമാകും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ? Cool Zodiac: കോപം മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. അതുണ്ടാകുന്നതും സ്വാഭാവികമാണ്. ചില ആളുകൾ ചില കാര്യങ്ങളിൽ പെട്ടെന്ന് ദേഷ്യപ്പെടുന്നു. ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ചിലരുടെ മുഖം ചുവന്നു തുടിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. Horoscope November 26, 2021: ഇന്ന് മിഥുനം, വൃശ്ചികം രാശിക്കാർ വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക, അപകടത്തിന് സാധ്യത Horoscope November 26, 2021: ഇന്ന് (Horoscope November 26, 2021) ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം. അവർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Surya Grahan 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബറിൽ; ഈ 5 രാശിക്കാർ സൂക്ഷിക്കുക! Surya Grahan December 2021: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം (Solar Eclipse) 2021 ഡിസംബർ 4-ന് ആണ്. ഈ 5 രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ ഉണ്ടാകും. Best Husband: ഈ 4 രാശിയിലുള്ള പുരുഷൻമാർ ഏറ്റവും നല്ല ഭർത്താവായിരിക്കും Personality By Zodiac Sign: ചില രാശികളിലെ പുരുഷന്മാർ വളരെ നല്ല ജീവിത പങ്കാളികളായിരിക്കും. ഇവർ ഭാര്യയെ സ്നേഹിക്കുക മാത്രമല്ല ബഹുമാനിക്കുകയും ചെയ്യുന്നു. Daily Rashi Phalam 24, 2021: സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഇന്ന് ലഭ്യമാകും, ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കുക Daily Rashi Phalam 24, 2021: ഇന്ന് (Horoscope November 24, 2021) ജ്യോതിഷ പ്രകാരം നമ്മുടെ ജാതകത്തിലെ ഏതെങ്കിലും ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഏത് രാശിയിലാണ് സഞ്ചരിക്കുന്നത് എന്നറിയേണ്ടത് വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ ചലനമാറ്റം നമ്മുടെ ഓരോ ദിവസവും മുമ്പത്തേതിൽ നിന്നും വ്യത്യസ്തമാക്കും. ഇക്കാരണത്താൽ ചിലപ്പോൾ നമുക്ക് നിരാശയും ചിലപ്പോൾ വിജയവും ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെയുണ്ടാകും എന്നറിയാം Horoscope November 23, 2021: ഇന്ന് ഈ രാശിക്കാർ ബജ്‌റംഗ് ബലിയുടെ അനുഗ്രഹമുണ്ടാകും Horoscope November 23, 2021: ഇന്ന് (Horoscope November 23, 2021) കഠിനാധ്വാനത്തിന്റെ ശക്തിയാൽ നിങ്ങൾ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സ്വത്ത് സംബന്ധിച്ച തീരുമാനങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. നിങ്ങളുടെ വരുമാനം ശ്രദ്ധയോടെ ചെലവഴിക്കുക. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Goodluck Tips: പാദരക്ഷകളും ഭാഗ്യത്തെ ബാധിക്കും, ഈ തെറ്റുകൾ പണനഷ്ടത്തിന് കാരണമാകും Goodluck Tips: ജ്യോതിഷത്തിൽ ധരിക്കുന്ന ചെരിപ്പുകളെ കുറിച്ചും ചില നിയമങ്ങൾ നൽകിയിട്ടുണ്ട്. ശരിയല്ലാത്ത പാദരക്ഷകൾ ധരിക്കുന്നത് പണത്തിനും പുരോഗതിക്കും ആരോഗ്യത്തിനും വലിയ ദോഷം ഉണ്ടാക്കിയേക്കാം. ഈ രാശിക്കാർക്ക് മൂക്കിലാണ് കോപം, ഇവരുമായി ഇടപെടുന്നത് സൂക്ഷിക്കുക ജ്യോതിഷത്തിന്റെ സഹായത്തോടെ ഏതൊരു വ്യക്തിയുടെയും രാശി അറിയുന്നതിലൂടെ അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ കഴിയും. അത്തരത്തിലുള്ള ഒരു പോരായ്മയാണ് വ്യക്തി ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്യുന്നത്. ഇത്തരക്കാർ സംസാരിക്കുമ്പോൾ കോപിഷ്ഠരാകുന്നത് മാത്രമല്ല കടുത്ത വാക്കുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം ഈ 5 രാശിയിലുള്ളവരിൽ ഈ പ്രശ്നം സാധാരണമാണ്. Horoscope November 22, 2021: തിങ്കളാഴ്ച കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം, ഈ 3 രാശിക്കാർ ക്ഷമയോടെയിരിക്കണം Horoscope November 22, 2021: ഇന്ന് (Horoscope November 22, 2021) നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. ഇതോടൊപ്പം കുടുംബജീവിതത്തിലും അസ്ഥിരത വരാം. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Horoscope November 20, 2021: ഇടവം, കർക്കടകം, ധനു രാശിക്കാർക്ക് ഇന്ന് പ്രതിസന്ധിയുടെ ദിനം, ദൂരയാത്രകൾ ഒഴിവാക്കുക ഇടവം, കർക്കടകം, ധനു രാശിക്കാർക്ക് ശനിയാഴ്ച ബുദ്ധിമുട്ടുള്ള ദിവസമായിരിക്കും. ദൂരയാത്രകൾ ഒഴിവാക്കുകയും വലിയ തീരുമാനങ്ങൾ എടുക്കാതിരിക്കുകയും വേണം. തുലാം, വൃശ്ചികം രാശിക്കാർ എല്ലാ പ്രവർത്തനങ്ങളിലും മുന്നേറും, അവർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. മറ്റ് രാശിക്കാർക്ക് ഇന്നത്തെ (Horoscope 20 November 2021) ദിനം എങ്ങനെയെന്നു നോക്കാം Horoscope November 19, 2021: ഇടവം രാശിക്കാർക്ക് ഇന്ന് ആഭരണങ്ങൾ വാങ്ങാനുള്ള യോഗം, വൃശ്ചിക രാശിക്കാർ നാവ് നിയ്രന്തിക്കണം Horoscope November 19, 2021: ഇന്ന് (Horoscope November 19, 2021) ജ്യോതിഷം അനുസരിച്ച് ഇടവം രാശിക്കാർക്ക് ആഭരണങ്ങൾ വാങ്ങാനുള്ള സാധ്യതകൾ ഉണ്ടാകുന്നു. ഇരുമ്പിന്റെ ജോലി ചെയ്യുന്ന തുലാം രാശിക്കാർക്ക് പുതിയ ഇടപാടുകൾ ലഭിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം Viral Video| തിരക്കില്ലാത്ത എയർപോർട്ടിൽ എയർ ഹോസ്റ്റസിന്റെ ഡാൻസ്, സംഭവം വൈറൽ Viral News പാമ്പുകളെ പുകച്ച് ചാടിക്കാനുള്ള ശ്രമം പാളി, 13 കോടിയുടെ കത്തി ചാമ്പലായി Poovar Drug Party: റിസോർട്ടിൽ എക്സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളുടെ വേഷത്തിൽ Horoscope December 06, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തിളങ്ങും, ധനലാഭത്തിന് യോഗം Minnal Murali ’ഈ മനോഹര സിനിമയ്ക്ക് ആശംസകൾ നേരുന്നു’; മിന്നൽ മുരളി’യ്ക്ക് ഹോളിവുഡിൽ നിന്നും ആശംസ ഫോട്ടോഷൂട്ടിന്റെ മറവിൽ 27കാരിയെ തടവിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; കൊച്ചിയിൽ യുവതിയടക്കം 4 പേർ പിടിയിൽ Mohanlal| പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മോഹൻലാൽ, നിരവധി പേരുടെ ജീവിതം തകർക്കുന്ന വ്യാജ പതിപ്പുകൾക്കെതിരെ അണി ചേരണം Puneeth Rajkumar| പുനീത് രാജ്കുമാറിൻറെ സ്വപ്ന ചിത്രം, ഗന്ധാഡഗുഡിയുടെ ടീസർ പുറത്തിറങ്ങി Drug party തിരുവനന്തപുരത്തെ ലഹരിപാർട്ടി; സംഘാടകരും അതിഥികളും പിടിയിൽ Viral Video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിച്ചപ്പോൾ നടന്നത് കണ്ടാൽ ശ്വാസം നിലച്ചുപോകും ശാരി ഗോപന്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. മണിശബ്ദം പോലെ എന്തോ ഒന്ന് എന്റെ കാതിനും ശാരിയുടേ നാവിനു മിടയില്‍ വഴിമുടക്കിയായി മുഴങ്ങുകയാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഞാന്‍ കണക്കിന് ട്യൂഷനുവേണ്ടി പോകുന്ന മാഷിന്റെ അടുത്താണ് ഏഴാം ക്ലാസ്സിലെ ട്യൂഷനു വേണ്ടി ശാരിയും വരുന്നത്. ഞങ്ങള്‍ ട്യൂഷന്‍ കഴിഞ്ഞ് മാഷിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സൈക്കിളും ഉരുട്ടി എതിരേ വരുന്നൂണ്ടാകും അവള്‍. കണി പാഴാക്കേണ്ട എന്ന വിചാരത്തില്‍ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കുന്ന എന്നില്‍ നിന്ന് പുച്ഛഭാവത്തില്‍ മുഖം വെട്ടിത്തിരിച്ച് അവള്‍ മുന്‍പോട്ട് നടക്കും. ‘ഈ വായിനോക്കിക്ക് വേറെ ഒരു പണിയുമില്ലെ’ എന്നു അവള്‍ മനസ്സില്‍ പറഞ്ഞു എന്ന് ആ മുഖഭാവത്തില്‍ നിന്ന് വ്യക്തം. ആ ശാരിയാണ് ഇപ്പോള്‍ എന്നോട് എന്തോ പറയാന്‍ തുടങ്ങുന്നത്. ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം. ചേട്ടനെ എനിക്കിഷമാണ് ആദ്യം കണ്ട നാള്‍ മുതല്‍ തന്നെ. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. മഴത്തൂള്ളിയല്ല പെരുമഴതന്നെ. പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.എന്റെ മുഖം നനഞ്ഞ് കുളിച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ച് ടേബിള്‍ ലാമ്പിന്റെ പ്രകാശമെത്തി. ആ പ്രകാശത്തില്‍ എന്റെ കണ്ണുകള്‍ പരതി ‘എന്റെ ശാരിയെവിടെ’? കണ്ണുകള്‍ക്ക് ശാരിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. മഗ്ഗില്‍ വെള്ളവുമായി കലിതുള്ളി നില്‍ക്കുന്ന എന്റെ പിതാവിനെ ബാക്ക് ഗ്രൌണ്ടില്‍ അലമുറയിടുന്ന മണിശബ്ദ വാഹകന്റെ തലമണ്ട നോക്കി ഒരൊറ്റ വീക്ക് കൊടുത്ത് കൊണ്ട് പിതാവ് ഗര്‍ജ്ജിച്ചു. ’പോത്ത് പോലെ കിടന്നുറങ്ങാതെ എഴുനേറ്റ് ഒരുങ്ങി ട്യൂഷനു പോടാ ‘ പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍ എഴുനേറ്റു. ഇന്നൊരു ശനിയാഴ്ചയാണ്. ഇന്നും ട്യൂഷന്‍. അതും വെളുക്കുന്നതിന് മുന്‍പ്. കറക്റ്റ് ആറുമണിക്ക് ട്യൂഷന്‍ തൂടങ്ങും. കണക്കിനാണ് ട്യൂഷന്‍. എന്റെ മൊത്തത്തിലുള്ള പഠന നിലവാരം ഇടക്കിടക്ക് വിലയിരുത്താറുള്ള പിതാവ്, ഞാന്‍ മാത്തമാറ്റിക്സില്‍ ‘അഗ്രഗണ്യ’നാണെന്ന് കണ്ടെത്തി (മലയാളമൊഴിച്ച് എല്ലാ വിഷയത്തിനും ഞാന്‍ ‘അഗ്രഗണ്യ‘നായിരുന്നു. ഈ വിഷയത്തില്‍ അല്പം കൂടിപോയി എന്നു മാത്രം ആ കണ്ടെത്തല്‍ ഒരു ട്യൂഷന്‍ മാഷിനെ തിരക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച് കാണണം. അങ്ങനെ എന്റെ പിതാവാണ് വിജയന്‍ മാഷിനെ കണ്ടെത്തിയത്. എന്റെ കഴിവു ഉപയോഗിച്ച് ഞാന്‍ പഠിച്ചോളാം, നല്ല മാര്‍ക്കു വാങ്ങാം എന്നൊക്കെയുള്ള എന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് എന്റെപിതാശ്രീ എന്നെ വിജയന്‍ മാഷിന്റെ അടുത്ത് ട്യൂഷന് കൊണ്ട് ചേര്‍ത്തു. എന്റെ കഴിവില്‍ അത്രക്കു വിശ്വാസമായിരുന്നു എന്റെ പിതാവിന്. വിജയന്‍ മാഷിന്റെ വീടിനോട് ചേര്‍ന്ന് ഒരു തൊഴുത്തുണ്ട്. അതിനോട് ചേര്‍ന്ന് ഒരു റൂമും. ആ റൂമിലാണ് ട്യൂഷന്‍ അഥവാ മൂന്നാം മുറ അരങ്ങേറുന്നത്. ചൊവ്വാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് തരുന്നത് ഇന്നാണ്. ദൈവമെ ഫുൾ മാര്‍ക്കും കിട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ പല്ലുരയ്ക്കാന്‍ ആരംഭിച്ചു. പല്ലുതേപ്പ് എന്നത് ആഗോള കുത്തക മുതലാളിമാര്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ച ദുശ്ശീലം ആണെന്നുള്ള ചിന്ത എന്നില്‍ പണ്ടുമുതലേ വേരുറച്ചിരുന്നതിനാല്‍ പല്ലുതേപ്പ് എന്ന സംഭവം തന്നെ എനിക്കു വെറുപ്പായിരുന്നു. ഈ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പിള്ളാരെ ബുദ്ധിമുട്ടിക്കുന്ന കണ്ട് പിടുത്തങ്ങളല്ലാതെ, വായില്‍ കൊള്ളുമ്പോള്‍ തന്നെ പല്ല് ക്ലീനാകുന്ന എന്തെങ്കിലും ലിക്യുഡ് കണ്ട് പിടിച്ചുകൂടെ എന്ന് ചിന്തിച്ച് കുണ്ഠിതപ്പെടാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല അന്നൊക്കെ ഡിസംബര്‍ മാസത്തിലെ വല്ലാത്ത തണുപ്പും പല്ലുതേപ്പ് കഴിഞ്ഞപ്പോഴുണ്ടായ ക്ഷീണവും എല്ലാത്തിനുമുപരിയായി ശനിയാഴ്ച സ്കൂളില്‍ പോകേണ്ട എന്ന സന്തോഷവും ‘കുളി വേണ്ട’ എന്ന തീരുമാനം എന്നെ കൊണ്ടെടുപ്പിച്ചു. ചെറുതായിട്ടാണേലും രാവിലെ പിതാശ്രീ ഒന്നു കുളിപ്പിച്ചല്ലോ. കണക്കിന്റെ ബൂക്കും പുസ്തകവുമടങ്ങിയ ബാഗ് സൈക്കിളിന് പുറകില്‍ വച്ച് ഞാന്‍ യാത്ര ആരംഭിച്ചു. എന്തിനും തയ്യാറായി തന്നെ ഏകദേശം രണ്ട് കിലോമീറ്റര്‍ കാണും വിജയന്‍ മാഷിന്റെ വീട്ടിലേക്ക്. ആഞ്ഞ് ചവിട്ടുമ്പോഴും എന്റെ മനസ്സില്‍ കിട്ടാന്‍ പൊകുന്ന മാര്‍ക്കിനെയും അതിനു കിട്ടാന്‍ പോകുന്ന 'സമ്മാനത്തെ'യും കുറിച്ചുള്ള ഭയത്തിന്റെ കനലെരിയുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റ്പേപ്പറിന്റെ മാര്‍ക്കിനാണ് എറ്റവും നല്ല ‘സമ്മാനം‘ കിട്ടിയത്. ഇരുപതില്‍ പതിനെട്ട് എന്നെഴുതിയ പേപ്പര്‍ കയ്യിലോട്ട് കിട്ടിയപ്പോള്‍ ആശങ്കയായിരുന്നു മനസ്സില്‍. രണ്ട് മാര്‍ക്ക് പോകാന്‍ കാരണമായ തെറ്റ് എവിടെയാണ് സംഭവിച്ചത് എന്ന് കണ്ടു പിടിക്കണം. കാരണം എല്ലാവര്‍ക്കും പേപ്പര്‍ കൊടുത്ത ശേഷം വിജയന്‍ മാഷ് ആദ്യം പേപ്പര്‍ കിട്ടിയ ആളിന്റെ അടുത്തേക്കെത്തും. ഒരുപാട് ‘സമ്മാനങ്ങളു‘മായി. സമ്മാനം തന്നു തുടങ്ങിയാല്‍ അതു നിര്‍ത്തണമെങ്കില്‍ നമുക്കു എവിടെ തെറ്റുപറ്റി എന്നു നാം തന്നെ കണ്ട് പിടിച്ച് പറയണം. വെരി സിമ്പിള്‍ ഒരു കാര്യത്തില്‍ മാത്രം വിജയന്‍ മാഷ് എന്നെ അതിശയിപ്പിച്ചിരുന്നു. ഒരേ രീതിയില്‍ ഉള്ള ‘സമ്മാനങ്ങള്‍‘ തന്ന് അദ്ദേഹം ഞങ്ങളില്‍ ഒരിക്കലും ആവര്‍ത്തന വിരസത ഉണ്ടാക്കിയിരുന്നില്ല. ഈ കാര്യത്തില്‍‘ വെറൈറ്റി ‘ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങനെ ആദ്യം പേപ്പര്‍ കിട്ടിയ ആളെന്ന നിലക്ക് അദ്ദേഹം എന്റെ അടുത്തെത്തി. വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുന്നേറ്റു. എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’ ഇ ല്ല. ഞാന്‍ ദുര്‍ബ്ബലമായ ഒരു വളിച്ച ചിരി ചിരിച്ചു. ചിരി തീരുന്നതിനു മുന്‍പ് എന്റെ പേനയുടെ അടപ്പിന്റെ കൂര്‍ത്ത മുകള്‍ഭാഗം, എന്റെ ഇടത് കയ്യില്‍ കൈമുട്ടിന് കുറച്ച് മുകള്‍ഭാഗത്തുള്ള മാംസള പ്രദേശത്ത് അമര്‍ന്നു. വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു ‘നിര്‍വൃതി’യിലേക്ക് ഞാന്‍ ലയിക്കപ്പെടുകയായിരുന്നു. ആ ‘മാധുര്യം‘ അനുഭവിച്ചാലേ മനസ്സിലാകൂ. ‘നിര്‍വൃതി‘യുടെ ആധിക്യത്തില്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു നമ്മുടെ കാലിന്റെ തള്ളവിരലിനു നമ്മുടെ ശരീരത്തെ താങ്ങാനുള്ള ശക്തിയുണ്ട് എന്ന ലോകതത്വവും മനസ്സിലാക്കുകയായിരുന്നു ആ നിമിഷം ഞാന്‍. ഞാന്‍ ഉത്തരം പറഞ്ഞ് വന്നപ്പോഴേക്കും നക്ഷത്രങ്ങള്‍ പല കളറില്‍ പല വട്ടം എന്റെ തലയില്‍ മിന്നി മാഞ്ഞുകഴിഞ്ഞിരുന്നു. അന്ന് വീട്ടിലെത്തിയ ഉടന്‍ ഈ കാര്യങ്ങള്‍ എല്ലാം വിശദമായി എന്റെ മാതാശ്രീയുടെയും പിതാശ്രീയുടെയും മുമ്പിൽ അല്പം ഭീകരമായി തന്നെ അവതരിപ്പിച്ചു. ചോരചുവപ്പ് വീണ ‘സംഭവ സ്ഥല’വും ഹാജരാക്കി. ഇനിമുതല്‍ ട്യൂഷന് പോകാന്‍ വയ്യ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ എല്ലാം കേട്ട മാതാശ്രീയും പിതാശ്രീയും മലയാളം പ്രസംഗം കേട്ട ഇംഗ്ലീഷുകാരെപ്പോലെ എന്നെ തന്നെ നോക്കിയിരുന്നു നോ റെസ്പോണ്‍സ് സൈക്കിള്‍ പുറത്ത് വച്ച് ട്യൂഷന്‍ റൂമിലേക്ക് പ്രവേശിച്ചപ്പോഴെ എനിക്ക് ഒന്നു മനസ്സിലായി. അടികൊള്ളാന്‍ തയ്യാറായി എല്ലാവരും എത്തിയിട്ടുണ്ട്. ഇന്ന് എന്ത് ‘ വെറൈറ്റി’ യാണ് വിജയന്‍ മാഷ് കരുതി വച്ചിരിക്കുന്നത് എന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ രൂക്ഷമായ സമയം തന്നെ മാഷ് രംഗത്തെത്തി ഒരു മുഴുത്ത ചൂരല്‍ വടിയുമായി. ഞങ്ങളുടെ മുഖങ്ങള്‍ ‘പന്തം കണ്ട പെരുച്ചാഴിയുടേ‘തിനു സമാനമായി. എന്നാല്‍ അന്ന് പേപ്പര്‍ തരുന്നില്ല എന്ന പ്രഖ്യാപനം മാഷ് നടത്തിയപ്പോള്‍ ആരവമുയര്‍ത്തിയ ഞങ്ങളില്‍ വെള്ളിടി വീഴ്ത്തിയാണ് മാഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നത്. കഴിഞ്ഞ ടെസ്റ്റ് പേപ്പറിന് കോപ്പിയടിച്ച മഹാന്മാര്‍ ഒന്നെഴുന്നേൽക്ക്? ആരും അനങ്ങിയില്ല കാരണമുണ്ട്. വിജയന്‍മാഷിന്റെ വീടിന്റെ ടെറസ്സാണ് ഞങ്ങളുടെ എക്സാം ഹാള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ടെറസ്സിന്റെ പലഭാഗത്തായി ഞങ്ങളെ ഇരുത്തി ചോദ്യക്കടലാസും തന്ന് എന്തൊ ആവശ്യത്തിന് പോയ മാഷ് എങ്ങനെ അറിയാനാണ് ഞങ്ങള്‍ ശിഷ്യന്‍മാര്‍ ഒറ്റമനസ്സോടെ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന്. ഇല്ല. അതറിയാന്‍ ഒരു സാധ്യതയുമില്ല. ആരും അനങ്ങുന്നില്ല എന്ന് മനസ്സിലായ മാഷ് ആദ്യം ഇരിക്കുന്ന ശിഷ്യന്റെ അടുത്തേക്കെത്തി (മഹാന്‍മാരുടെ അതേ ലൈന്‍ എന്നിട്ട് അദ്ദേഹം ആ ശിഷ്യന്റെ വലതു കരം ഗ്രഹിച്ചുകൊണ്ട് ചോദിച്ചു. ‘മോന്‍ കോപ്പിയടിച്ചില്ല അല്ലേ?’ ഉത്തരത്തിന് അദ്ദേഹം കാത്തില്ല. ശിഷ്യന്റെ വലതു കൈപ്പത്തി അദ്ദേഹത്തിന്റെകയ്യില്‍ ഇരുന്നു തന്നെ കമഴ്ന്നു. അഞ്ചു വിരലിന്റെയും ഞൊട്ടയുടെ മുകളില്‍ വിജയന്‍ മാഷിന്റെ ചൂരല്‍ കയറിയിറങ്ങി. തീരുമാനിച്ച് ഉറപ്പിച്ചപോലെ മൂന്ന് റൌണ്ട്. പക്ഷേ ഈ ‘സുഖം‘ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതിനാല്‍ മാഷ് എന്നിലേക്കെത്താനുള്ള കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. പക്ഷെ കിട്ടിയപ്പോള്‍ മനസ്സിലായി ഇതൊരു അനിര്‍വ്വചനീയ സംഭവം തന്നെ എന്ന്. ഈ സമ്മാനം തന്നു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഒന്നുമറിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും മരവിപ്പ് മാത്രം പക്ഷെ മാഷ് നമ്മുടെ കരം മുക്തമാക്കുന്ന ആ നിമിഷമാണ് ‘നിമിഷം‘. ഈരേഴു പതിനാലു ലോകവും കൃഷ്ണന്‍ അമ്മയെ കാണിച്ചു എന്നത് ഈ ഒരു നിമിഷം വരെ ഞാന്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ നിന്ന് ‘കൊണ്ടു’ എങ്കിലും എല്ലാവരുടെ മനസ്സിലും ഒരു ചോദ്യം അവശേഷിച്ചു ഞങ്ങള്‍ കോപ്പിയടിച്ച കാര്യം വിജയന്‍ മാഷ് എങ്ങനെ അറിഞ്ഞു ഇനി ഞങ്ങളുടെ ഇടയില്‍ തന്നെയാണൊ ചാരന്‍? അന്നും ക്ലാസ്സ് കഴിഞ്ഞ് തളര്‍ന്ന കയ്യും ശുഷ്കിച്ച മനസ്സുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ‘അവള്‍‘ എതിരെ വരുന്നുണ്ടായിരുന്നു. പുച്ഛം എടുത്തണിഞ്ഞ മുഖത്തോടെ കൂട്ടിചേര്‍ക്കല്‍: ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്‍മാഷിന്റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു. വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുനേറ്റു. എന്‍റെ ഷര്‍ട്ടിന്‍റെ പോക്കെറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’ ഇരുപതില്‍ പതിനെട്ടു മേടിക്കുന്നയാള്‍ റ്റ്യൂഷനു പോകുന്നോ ആ സമ്മാനങ്ങളുടെ "നിര്‍വൃതി" ശരിക്കും അനുഭവിച്ചു അല്ലെ കിടിലന്‍ വിവരണം ചിരിച്ചു നന്നായി തന്നെ.. ഇരുപതില്‍ പതിനെട്ട് എന്നു കേട്ട് ങ്ങളങ്ങ് വിശ്വസിച്ചാ കാരണം ന്റെ പേപ്പര്‍ ഒരെണ്ണമേ ഞാന്‍ കൊടുത്തുള്ളൂ,രണ്ടാമത്തേത് കൊടുത്തില്ല, ഹല്ല പഠിക്കാന്‍ ഞാനും മാര്‍ക്ക് വാങ്ങാന്‍ അങ്ങേരുമോ സമ്മതിക്കില്ലഞാന്‍ (ഞാന്‍ പണ്ടേ കോപ്പിയടിക്കില്ലല്ലാ) പിന്നെ ഈ ശാരി എന്നെ ആരാധിച്ചിരുന്നതിനാലാണ് കണ്ടാല്‍ വീപ്പക്കൂറ്റീടെ പുറത്ത് കരിയോയിലൊഴിച്ച് മണലു നിറച്ച പഴഞ്ചാക്ക്പലേടത്തും വച്ചു കെട്ടി കയ്യും കാലും പിടിപ്പിച്ച രൂപത്തില്‍ അത്യന്തസുന്ദര കളേബരനായ മലയാളിയെ മൈന്‍ഡു ചെയ്യാഞ്ഞതെന്ന സത്യം ഞാന്‍ ആദ്യaമായി പുറത്തു വിടാട്ടെ (ഇന്നവള്‍ക്ക് കുട്ടികള്‍ രണ്ട് എനിക്ക് പ്രണയങ്ങള്‍ (നഷ്ട) മുപ്പത്തി ഏഴ് പിന്നെ മലയാളീ, ആ വിജയന്‍ മാഷിന്റെ മറ്റു കലാപരിപാടികള്‍ കൂടി പറയാഞ്ഞത് കഷ്ടമായി റെയ്നോള്‍ഡ്സ് പേനാ പ്രയോഗം പുള്ളിയുടെ ഒരു ട്രേഡ്മാര്‍ക്കാ (ആ മാര്‍ക്കുകള്‍ ഇന്നും പോകാതെ കയ്യിലുണ്ട് പിന്നെ കൈവിരലുകളുടെ നഖവും തൊലിയും ചേരുന്നിടത്ത് നഖം കൊണ്ട് അമര്‍ത്തി പാടു വീഴിക്കുക (മുനിമാരെന്തിനാ സ്വര്‍ഗം കാണാന്‍ ഇത്ര കഷ്ടപ്പെട്ട് തപസ്സു ചെയ്യുന്നതെന്ന് ഞാന്‍ അന്നൊക്കെ ഒത്തിരി ആലോചിച്ചിട്ടുണ്ട് പെണ്ണുങ്ങളുടെ മുന്നില്‍ വച്ച് പേപ്പറിലെ തെറ്റുകള്‍ കാട്ടി ചൂരലു കൊണ്ട് തലോടുക(ചന്റ്തിയില്‍ മാത്രം, കാലനെ ഏറ്റവും കൂടുതല്‍ ശപിച്ചിട്ടുള്ള നാളുകളാണവ, സീതാദേവി ഭൂമി പിളാര്‍ന്നു പോയത് സത്യമാണെങ്ക്നീല്‍ അതൊന്നു കൂടി കാട്ടിത്തരണേന്നാണ് ആ സമയത്തെ പ്രാര്‍ത്ഥന ഒക്കെയുണ്ട് പുള്ളിയുടെ ആവനാഴിയില്‍ അതൊക്കെ കൂടി പറയെന്റെ മലയാളീ ഹെന്നതായാലും കൊള്ളാം എന്നെ പറ്റി കൂടി എഴുതെന്നെ വിവരിച്ച സംഭവം സുഖകരമല്ലായിരുന്നുവെങ്കിലും എഴുത്ത് വളരെ രസകരമായിരിയ്ക്കുന്നു. ബൂലോകരേ, വിജയന്‍ മാഷിന്‍റെ ക്രൂരതകളുടെ കഥകള്‍ അഹങ്കാരി പറയുമ്പോള്‍ അതില്‍ മറ്റൊരു ‘അനുഭവസ്ഥന്‍റെ‘ ശബ്ദം തിരിച്ചറിയുക കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക. എഴുത്തിന്‍റെ രീതിയും നര്‍മ്മവും ഏറെ ആസ്വദിച്ചു, നിങ്ങളെന്നെ എന്റെ പഴയ ട്യൂഷന്‍ ക്ലാസ്സിലേക്കു കൂട്ടികൊണ്ടുപോയല്ലോ ഹല്ല മാഷേ ശീരിക്കെന്തു സംഭവിച്ചു. ചുളുവില്‍ അടിച്ചുമാറ്റിയോ..അതോ അഹങ്കാരി പറഞ്ഞപോലെ കുട്ടി രണ്ടും പ്രണയ(നഷ്ടം) 37ഉം ആണോ സ്വര്‍ഗം പലതവണ കണ്ടിട്ടുണ്ടാവുമല്ലേ അക്കാലത്ത്‌. ഇപ്പോളോര്‍ക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നുവോ ഗ്വാണ്ടനാമോയിലെയും കക്കയം ക്യാമ്പിലെയും പീഡനമുറകള്‍ ഒരുമിച്ചനുഭവിച്ചവന്റെ വേദന മാഷിന്റെ ക്രുരകൃത്യങ്ങള്‍ എന്ന പേരില്‍ ഒരു പടം പിടിച്ചാല്ലോ ഇങ്ങനെയും ഉണ്ടോ മാഷുമാര്. ഭയങ്കര കഷ്ടമായി പോയീ. ആ ട്യൂഷനു പോണ നേരം വീട്ടിലിരുന്ന് മര്യാദക്ക് പഠിക്കായിരുന്നില്ലേ. വിജയന്‍ മാഷിന് തിരിച്ചെന്തെങ്കിലും സമ്മാനം കൊടുത്തിരുന്നോ, ഇല്ലെങ്കില് ഈ പോസ്റ്റ് തന്നെ ഗുരുദക്ഷീണയായി മാഷ്ക്ക് ഡെഡിക്കേറ്റ് ചെയ്യൂ. ഇതു വായിച്ചപ്പോള്‍ ഞാനും ഒരു കാര്യം ഓര്‍ത്തു മുമ്പൊക്കെ സ്കൂളില്‍ ക്ലാസ് ഉള്ള ദിവസവും അമ്മ വീടിലുള്ള ദിവസവുമൊക്കെയേ ഞാന്‍ പല്ലു തേയ്ക്കാറുള്ളൂ നല്ല രസകരമായ വിവരണം. അല്ലാ; ആ ട്യൂഷന്‍ മാഷ് ശിക്ഷണ നടപടികളില്‍ ബിരുദമെടുത്ത ആളാണോ? ഒരുപക്ഷെ ഗവേഷണം തന്നെ ആയിരിക്കും ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്‍മാഷിന്‍റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു. ഞാന്‍ കൂടുതള്‍ ഇഷ്ടപ്പെട്ടത് ബ്ലോഗിന്റെ ഭംഗിയാണ്. പിന്നെ നാളികേരത്തിന്റെ പാട്ട് കേട്ടു. ഇത് പോലെ പാട്ട് ഇടാന്‍ എന്നെയും കൂടി ഒന്ന് പഠിപ്പിക്കാമോ/ ഫോണില്‍ കൂടിയോ, ജി ടോക്കില്‍ കൂടിയോ ഉപദേശം തരാം. ശെരിക്കും 'മുട്ക്ക് മുട്ക്ക്' മേടിച്ചാണ്‌ ഈ നിലയില്‍ എത്തിയത് അല്ലേ?. എന്റെ ഭഗവാനേ ഇതൊക്കെ ഇപ്പഴേ വായിക്കാന്‍ പറ്റിയുള്ളല്ലോ. വായിച്ചു തുടങ്ങിയപ്പോള്‍ ഞനാണോ ഇതെന്നു തോന്നി. അച്ഛ്ന്‍ മുഖത്തുവെള്ളമൊഴിച്ചപ്പോല്‍ തീര്‍ച്ചയായി. പക്ഷെ പല്ലു തേപ്പിന്റെ കാര്യം വന്നപ്പോള്‍ -അന്നോക്കെ ഉമിക്കരിയായിരുന്നു-ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തി പണ്ടൊരു കുട്ടി പറഞ്ഞത്രെ,എന്തിനാ ബാപ്പാ എന്നെ തല്ലുന്നത് ഞന്‍ നന്നാവൂല എന്നു അതു പൊലെ എത്ര തല്ലു കിട്ടിയാലും ചിരിക്കുന്ന നിന്നെയൊക്കെ ഹ ഹ നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. എല്ലാം ചിത്രങ്ങള്‍ പോലെ മിന്നി മറയുന്നുണ്ട്‌ ഓരോ വാചകം വായിക്കുമ്പോഴും.. ആയുസ്സിന്റെ പുസ്തകത്തിൽ സി. വി. ബാലകൃഷ്ണൻ പണിയുന്നത് ലോകത്തിന്റെ ഒരു ചെറുകോണിന്റെ കഥ മാത്രമല്ല, ലോകത്തിന്റെ എല്ലാംകൂടിയുള്ള കഥയുമാണ്. സാറയും മേരിയും യോഹന്നാനും ലോഹിതാക്ഷനും തോമയും മാത്യുഅച്ചനും പീറ്ററും എല്ലാം എല്ലായിടത്തുമുള്ള എല്ലാ മനുഷ്യരുടെയും പ്രതിനിധികളാണ്. ബാലകൃഷ്ണന്റെ കുടിയേറ്റ ഗ്രാമത്തിലെ മനുഷ്യായുസ്സുകളുടെ കഥ, മനുഷ്യ വിധിയുടെയും മനുഷ്യാന്തസ്സിന്റെ അവസാനമില്ലാത്ത സ്വത്വാന്വേഷണത്തിന്റെയും കഥയാണ്. മലയാള നോവൽ സാഹിത്യത്തിലെ നിത്യവിസ്മയമായ കൃതി പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത് മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍. സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 24, കണ്ണൂര്‍ 19, തൃശൂര്‍ 17, വയനാട് 15, പത്തനംതിട്ട 10, എറണാകുളം 8, കൊല്ലം 6, കോഴിക്കോട് 5, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1619, കൊല്ലം 3109, പത്തനംതിട്ട 442, ആലപ്പുഴ 912, കോട്ടയം 2834, ഇടുക്കി 601, എറണാകുളം 2321, തൃശൂര്‍ 2803, പാലക്കാട് 2758, മലപ്പുറം 1493, കോഴിക്കോട് 1635, വയനാട് 256, കണ്ണൂര്‍ 1707, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,46,437 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 38,83,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗിക ബന്ധത്തിന് വഴങ്ങിക്കൊടുക്കും; പിന്നീട് വ്യാജ ഗർഭ കഥ പറഞ്ഞ് ഭീഷണിയും പണം തട്ടിയെടുക്കലും: കൊല്ലം സ്വദേശിനിയായ യുവതി സംസ്ഥാനത്ത് നൂറോളം പോലീസുകാരെ ഹണി ട്രാപ്പിൽ പെടുത്തി എന്ന് സൂചന. പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള്ളവാഴ്ചയായിരുന്നു: മെട്രിയാര്‍ക്കി. താക്കോല്‍കൂട്ടം അരയില്‍ത്തിരുകി, മുറുക്കിച്ചുവപ്പിച്ച്, കൊല്ലിനും കൊലക്കും കെല്‍പ്പുള്ള കാരണോത്തി പൂമുഖത്തെ ചാരുപടിയില്‍ വിരാജിച്ചു. ഒറ്റമുണ്ടും ഈരിഴത്തോര്‍ത്തുമായി ഉടപ്പിറന്നോന്‍ വാപൊത്തി നിന്നു. അമ്മവായ്ക്കെതിര്‍വായില്ലായിരുന്നു. പിന്നീടെപ്പോഴോ വാ പൊത്തിനിന്ന കോന്തുണ്ണിനായര് തക്കാരം പറഞ്ഞ് താക്കോല്‍ക്കൂട്ടം തട്ടിയെടുത്തു. പുമാന്‍ ഏമാനായി; പൂമാനിനിയാകട്ടെ അകത്തളങ്ങളില്‍ ഒതുങ്ങി. പെങ്ങളുടെ ഒച്ച പൊങ്ങാതായി. ആങ്ങള തിരുവിളയാടല്‍ തുടങ്ങി. ധ്വജ കേന്ദ്രിത സമൂഹം (Phallic Society)പരുവപ്പെട്ടു. അതാണ് പേട്രിയാര്‍ക്കി അഥവാ തന്തവാഴ്ച. അവിടുന്നങ്ങോട്ട് ഒരു കഥ ആരംഭിക്കുന്നു. അടിച്ചമര്‍ത്തലിന്റെ ലിംഗചൂഷണത്തിന്റെ പെണ്‍പാര്‍ശ്വവത്കരണത്തിന്റെ നീതി നിഷേധത്തിന്റെ, സ്വത്വനിഗ്രഹത്തിന്റെ ആഭരണങ്ങളണിയിച്ച് ആണ് പെണ്ണിനെ അനങ്ങാന്‍ വയ്യാതാക്കി. അവളെ അവന്‍ സതി എന്നു വിളിച്ചു; സാവിത്രിയെന്ന് വര്‍ണിച്ചു; സര്‍വം സഹയെന്നും സുഹാസിനിയെന്നും വാഴ്ത്തി സുമധുരഭാഷിണിയെന്ന് സുഖിപ്പിച്ചു. ഓരോ വിളിയും ഓരോ നാമവിശേഷണവും ഒരു തന്ത്രമായിരുന്നു: കുതന്ത്രം, കീഴ്പ്പെടുത്തലിന്റെ അടവ്, നിരായുധീകരണത്തിന്റെ കൂടോത്രം, ഭാവശുദ്ധി, ശാലീനത, ചാരിത്രം തുടങ്ങിയ മധുരപദങ്ങള്‍ പെണ്ണിനെ തളച്ചുകെട്ടാനുള്ള പൊട്ടച്ചരടുകളായി. ഇതുപോലെ അപകടം പതിയിരിക്കുന്ന ഒരുപാട് സ്തുതിവാക്കുകള്‍ പുരുഷാധിപത്യം അത്യന്തകുശലമായി പ്രയോഗിച്ചു. ബന്ധുരകാഞ്ചന കൂടുകള്‍ ഭാഷകളില്‍ നിറഞ്ഞു. കണ്ണെഴുതി പൊട്ടുംതൊട്ട് പാവംപെണ്ണ് ഈ ഹേമപഞ്ജരങ്ങളിലമര്‍ന്നു. സ്വത്വനഷ്ടത്തെക്കുറിച്ച്, പിന്‍തള്ളപ്പെടലിനെക്കുറിച്ച്, പ്രാന്തവല്‍ക്കരണത്തെക്കുറിച്ച്, എപ്പോഴോ സ്‌ത്രീബോധമുണര്‍ന്നപ്പോഴാണ് ഫെമിനിസം വെളിച്ചപ്പെടുന്നത്, പതിവുപോലെ പടിഞ്ഞാറ്. പെണ്‍പക്ഷപാതത്തിന്റെ വേരുകളന്വേഷിക്കുമ്പോള്‍ നാം ചെന്നെത്തുന്നത് ഏതെങ്കിലുമൊരു പ്രത്യേക ഉറവിടത്തിലല്ല, ചില പാരമ്പര്യങ്ങളിലാണ്. സാമൂഹ്യവ്യഥകളിലാണ്; ചരിത്രച്ചുഴികളിലാണ്. ഫെമിനിസത്തെ കൃത്യമായും തൃപ്തികരമായും നിര്‍വചിക്കാന്‍ എളുപ്പമല്ലാതെ വരുന്നത് അതുകൊണ്ടാണ്. മധ്യകാല യൂറോപ്പില്‍ നവോത്ഥാനത്തിന്റെ കാറ്റ് ശക്തിയായി വിശീയപ്പോള്‍, സ്വാതന്ത്ര്യം, പ്രകൃതിനിയമം, മനുഷ്യമഹത്വം തുടങ്ങിയ ആശയങ്ങള്‍ക്ക് വിപുലവും ആവേശകരവുമായ സ്വീകരണമുണ്ടായി. അക്കാലത്താണ് ഫെമിനിസ്റ്റ് ചിന്തയും ചിറകുവിരുത്തിയത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഴാന്‍ദെമ്യൂങ്ങാ, പതിനാലാം ശതകത്തില്‍ പ്രശസ്തയായ ക്രിസ്റ്റീന്‍ ദെപിഡാന്‍ തുടങ്ങിയ ഫെമിനിസ്റ്റുകളാണ് സ്‌ത്രീപക്ഷ വേദാന്തത്തിന് വിത്തുപാകിയത്. അവരുടെ പാത പിന്‍തുടര്‍ന്ന് പിന്നീട് അഫ്രബെന്നും മേരി ആസ്റ്റെലും ഇംഗ്ളണ്ടില്‍ ഫെമിനിസത്തിന്റെ കൊടിയുയര്‍ത്തി. ഫെമിനിസത്തെ ഒരു പ്രസ്ഥാനമെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ ആ ആദ്യകാല ആക്ടിവിറ്റിസ്റ്റുകളെ വിസ്മരിച്ചുകൂടാ. ഫ്രഞ്ച് വിപ്ളവവും അമേരിക്കന്‍ സ്വാതന്ത്ര്യസമരവും സ്‌ത്രീവിമോചന വിചാരത്തിനും ഉണര്‍വും ഊക്കും പ്രദാനം ചെയ്തു. ഈ പരിസരങ്ങളില്‍ നിന്നുകൊണ്ടാണ് മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് (Mary Wollstonecraft എന്ന ബ്രിട്ടീഷ് ഫെമിനിസ്റ്റ് പ്രഖ്യാതമായൊരു പുസ്തകമെഴുതിയത്- Vindication of the Rights of Woman (പെണ്ണവകാശങ്ങളുടെ സമര്‍ഥനം) 1772ലാണ് ഈ ഗ്രന്ഥം വെളിച്ചം കാണുന്നത്. സ്‌ത്രീ സ്വാഭാവികമായും പുരുഷനു താഴെയാണെന്ന വാദത്തെ മേരിവോള്‍സ്റ്റണ്‍ ക്രാഫ്റ്റ് ശക്തിയുക്തം എതിര്‍ക്കുന്നു. വിദ്യാഭ്യാസപരമായപിന്നോക്കനില. അതാണ് പെണ്ണിന്റെ താഴ്ത്തിക്കെട്ടലിന് പ്രധാന ഹേതുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ബുദ്ധിയിലും യുക്തിയിലും അധിഷ്ഠിതമായ ഒരു സമൂഹഘടന ഉണ്ടാകണമെന്നും ആണും പെണ്ണും ചിന്താശക്തിയുള്ള സൃഷ്ടികളെന്ന് നിലയില്‍ ഒരേ വിതാനത്തില്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും ഈ ഫെമിനിസ്റ്റ് സമര്‍ഥിക്കുന്നു. എഴുത്തെന്നപോലെ, മേരിയുടെ സ്വകാര്യജീവിതവും വ്യക്തിബന്ധങ്ങളും സ്ഫോടനാത്മകമായിരുന്നു. തികച്ചും അസാമ്പ്രദായികം എന്ന് അവയെ വിശേഷിപ്പിക്കാം. രണ്ട് പ്രണയങ്ങള്‍ മിന്നുകെട്ടിലെത്താതെ തകര്‍ന്നുപോയി. മൂന്നാമത്തെ പ്രേമം പരിണയത്തില്‍ കലാശിച്ചു. ചിന്താപരമായ അരാജകത്വത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ വില്യം ഗോഗ്വിനെ-അദ്ദേഹം ഉറച്ച നിരീശ്വരവാദിയും ആയിരുന്നു-ജീവിതസഖാവായി സ്വീകരിക്കുമ്പോള്‍ മേരി ഗര്‍ഭവതിയായിരുന്നു, കുഞ്ഞിന്റെ പിതൃത്വം പൂര്‍വകാമുകനുമായിരുന്നു. ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് ഗോഡ്വിന്‍ ബന്ധത്തില്‍ പിറന്ന മകള്‍ പിന്നീട് പ്രഖ്യാത കാല്പനിക കവി ഷെല്ലിയുടെ വാമഭാഗമായി (അവരെഴുതിയ 'ഫ്രാങ്കെസ്റ്റിന്‍' എന്ന ഗോഥിക് നോവല്‍ ഒരു ക്ളാസിക്കായി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് രണ്ടാഴ്ചക്കകം മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ് രക്തസ്രാവം മൂലം മരിച്ചു. ഈ ഫെമിനിസ്റ്റിന്റെ എഴുത്തിന് ഒരു ദാര്‍ശനിക ഭാവമുണ്ട്. തന്റെ കാലത്തിനു ബഹുദൂരം മുന്നില്‍നിന്നുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അവരുടെ ഏറെ മാറ്റൊലിക്കൊണ്ട വാക്യമിതാണ്: “I do not wish [women] to have power over men, but over themselves.” (ആണിന്റെ മേല്‍ പെണ്ണിന് അധികാരമുണ്ടാവണമെന്നല്ല ഞാനാഗ്രഹിക്കുന്നത്; അവളുടെ മേല്‍ അവള്‍ക്കുതന്നെ ആധിപത്യമുണ്ടാവണം എന്നാണ്) മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റിന്റെ ശ്രദ്ധേയമായ മറ്റൊരു വാചകമുണ്ട്: Make Women Rational Creatures, and Free Citizens and they will quickly become good wives “(സ്‌ത്രീകളെ യുക്തിബോധമുള്ളവരാക്കുക, സ്വതന്ത്രരാക്കുക, എങ്കില്‍ അവര്‍ താമസിയാതെ നല്ല ഭാര്യമാരായിത്തിരും) പുരുഷ വിദ്വേഷമല്ല, സ്‌ത്രീപക്ഷവിചാരത്തിന്റെ ആധാരശിലയെന്ന് മേരി വോള്‍റ്റണ്‍ ക്രാഫ്റ്റ്. നമ്മെ ബോധ്യപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും ബ്രിട്ടനിലും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് കരുത്തേറിയ സാരഥികളുണ്ടായി: എലിസബത്ത് ക്യാഡി സ്റ്റാന്‍ട്രന്‍ (Elizabeth Cady Stanton മാര്‍ഗ്രറ്റ് ഫുള്ളര്‍ (Margaret Fuller ലുക്രീഷ്യ മോട് (Lucretia Mott) എന്നിവര്‍. സ്‌ത്രീക്ക് വിവാഹം വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളില്‍ നിയമപരമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു അവരുടെ മുഖ്യമായ ആവശ്യം. ലാങ്ഹ്യാം പ്ളേസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തികഞ്ഞ ദിശാബോധത്തോടുകൂടിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അടിമവിരുദ്ധ പ്രസ്ഥാനങ്ങളുമായും മദ്യ നിരോധ പ്രക്ഷോഭങ്ങളുമായും ഫെമിനിസ്റ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. യൂണിറ്റേറിയന്‍ ക്വാക്കര്‍ പാരമ്പര്യങ്ങളുമായി സമരസപെടാന്‍ അന്നത്തെ പെണ്‍പക്ഷ ചിന്തക്ക് പ്രയാസമുണ്ടായില്ല (യൂണിറ്റേറിയന്‍ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ അപാരനന്മയിലാണ് ഊന്നുന്നത്. ത്രിമൂര്‍ത്തി സങ്കല്പത്തെ (Holy Trinity: Father son and the holy ghost) അവര്‍ നിരാകരിക്കുന്നു. ക്വാക്കര്‍മാരാകട്ടെ, മതത്തിനെ ബാഹ്യാചാരങ്ങളെ, അനുഷ്ഠാനങ്ങളെ അനാവശ്യമെന്ന് വിധിക്കുന്നവരാണ് Society of friends എന്നാണ് ക്വാക്കര്‍ സമൂഹത്തിന്റെ ശരിയായ പേര്) ഇപ്പറഞ്ഞ ഫെമിനിസ്റ്റ് വിചാരത്തെ ബൂര്‍ഷ്വാ എന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാവില്ല. അതിനോട് ആശയതലങ്ങളില്‍ കലഹിച്ചുകൊണ്ടാണ് സോഷ്യലിസ്റ്റ് ഫെമിനിസം എന്ന ചിന്താധാരയും അതിന്റെ പ്രസ്ഥാനരൂപവും അരങ്ങത്തുവന്നത്. ആദ്യകാല സോഷ്യലിസ്റ്റ് സാമൂഹ്യാത്മക വേദികളില്‍ നിന്ന് സെയിന്റ് സിമണ്‍, ഫൊറിയര്‍, റോബര്‍ട് ഓവന്‍ മുതല്‍ പേര്‍ നയിച്ച സമവാദ പ്രസ്ഥാനത്തില്‍നിന്ന് പുരോഗമനപരമായ പെണ്‍വാദം ഊര്‍ജമുള്‍ക്കൊണ്ടു. 1860 നും 1930 നുമിടക്ക് പ്രബലപ്പെട്ട സഫ്രെജെറ്റ് പ്രസ്ഥാനം (suffragette movement സമ്മതിദായകത്വത്തിനുവേണ്ടിയുള്ള സ്‌ത്രീ മുന്നേറ്റം വിവിധ പശ്ചാത്തലങ്ങളില്‍നിന്ന്, വര്‍ഗ ശ്രേണികളില്‍നിന്ന് വരുന്ന വനിതകളെ ഒരു ബലവത്തായ ചരടില്‍ കോര്‍ത്തുനിര്‍ത്തി. വോട്ടവകാശത്തിനായുള്ള പോരാട്ടത്തിന്റെ സന്ദര്‍ഭത്തില്‍ അഭൂതപൂര്‍വമായ കുതിപ്പാണ് സ്‌ത്രീവാദത്തിന് യൂറോപ്യന്‍രാജ്യങ്ങളിലുണ്ടായത്. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങള്‍ അവര്‍ തന്നെ നടത്തണമെന്നും, ആണ്‍കോയ്മ പുലരുന്ന രാഷ്‌ട്രീയ പാര്‍ടികളെയോ തൊഴില്‍സംഘടനകളയോ ആശ്രയിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കൂട്ടായ്മകള്‍ക്ക് തികച്ചും ബോധ്യം വന്നതും അക്കാലത്താണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്ന ഓസ്ട്രിയന്‍ മനഃശാസ്ത്രജ്ഞന്‍ പോയ നൂറ്റാണ്ടിന്റെ വിചാരമണ്ഡലങ്ങളില്‍ ഒരു കൊടുങ്കാറ്റു വിതക്കുകയുണ്ടായല്ലോ. അദ്ദേഹത്തിന്റെ സമീപനങ്ങള്‍ ഫെമിനിസ്റ്റ് ചിന്തയെയും ആഴത്തില്‍ സ്പര്‍ശിച്ചു. പ്രത്യേകിച്ച് ഫ്രാന്‍സില്‍ രൂപംകൊണ്ട സ്‌ത്രീപക്ഷ പ്ളാറ്റ്ഫോമുകളെ. ഈ താടിക്കാരന്‍ വരുന്നതുവരെ സമൂഹ മനസ്സില്‍ ആണും പെണ്ണും എന്നത് ജീവശാസ്ത്രപരമായ രണ്ട് വകഭേദങ്ങള്‍ മാത്രമായിരുന്നു. ലൈംഗികതയെക്കുറിച്ച് ഫ്രോയ്ഡ് തുറന്നുവിട്ട സംവാദം നമ്മുടെ സംസ്കാരസങ്കല്‍പ്പനങ്ങളുടെ സാമ്പ്രദായിക സദാചാരധാരണകളുടെ, അടിത്തറതന്നെ മാന്തുന്ന അടിസ്ഥാനപരമായ സന്ദേഹങ്ങളാണ് അനാവരണം ചെയ്തത്. ലൈംഗികത എന്നതിന്റെ നിര്‍മാണത്തില്‍ ഉള്‍ച്ചേരുന്ന സങ്കീര്‍ണമായ പ്രക്രിയയെ ഫ്രോയ്ഡ് ഇഴ കീറി പരിശോധിക്കുകയുണ്ടായി. ആണും പെണ്ണുമല്ല ഹ്യുമന്‍സബ്ജക്ട് മനുഷ്യന്‍ എന്ന വിഷയം എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വാദിച്ചു. മനുഷ്യലൈംഗികതയെ ഉപരിതലത്തില്‍നിന്ന് സൂക്ഷ്മത്തിന്റെ അടിപ്പടവിലേക്ക് കൊണ്ടുവരാനാണ് ഫ്രോയ്ഡ് ഉദ്യമിച്ചത്. ആണ്‍കോയ്മക്ക് കീഴിലുള്ള സ്‌ത്രീസ്വത്വത്തിന്റെ അടിച്ചര്‍ത്തല്‍ ഫ്രോയ്ഡിയന്‍ വിശകലനത്തിന് വലിയ തോതില്‍ വിധേയമായി. പെണ്‍പക്ഷവാദത്തിന് ആശയശാസ്ത്രപരമായ ആരൂഢമൊരുക്കുമ്പോള്‍ ഫ്രോയ്ഡിയന്‍ കാഴ്ചപ്പാടുകളില്‍ ചിലതെങ്കിലും ഫെമിനിസ്റ്റ് സൈദ്ധാന്തികര്‍ക്ക് പ്രയോജനപ്പെട്ടു. 1960 കളിലാണല്ലോ ആഗോളമായിത്തന്നെ സ്‌ത്രീമോചനമുന്നേറ്റം ഊക്കും ഊറ്റവും കൈവരിച്ചത്. വിദ്യാര്‍ഥികളും തൊഴിലാളികളും കറുത്തവര്‍ഗക്കാരും സ്‌ത്രീ സമൂഹവും സടകടഞ്ഞെഴുന്നേറ്റ് സിംഹഗര്‍ജനം ചെയ്ത കാലം. ഈ നിവര്‍ന്ന് നില്‍പ്പ്, ഈ അട്ടഹാസം, മനുഷ്യമോചന ചരിത്രത്തിലെ വിലപ്പെട്ട ഒരേടാകുന്നു. പ്രതിഷേധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംനിരയിലേക്ക് തള്ളിനീക്കപ്പെടുന്നുവെന്ന അവസ്ഥയുണ്ടായപ്പോള്‍ സ്‌ത്രീകളുടേതു മാത്രമായ സംഘം ചേരലുകള്‍ പല പടിഞ്ഞാറന്‍ നാടുകളിലും തകൃതിയായി നടന്നു consciousness-raising groups) ബോധമുണര്‍ത്തുന്ന ഗ്രൂപ്പുകള്‍ എന്നാണ് ഇവ പൊതുവെ വ്യവഹരിക്കപ്പെട്ടത്. സഹോദരീ സംഗമമെന്ന ആശയത്തിന് വലിയ പ്രചാരമുണ്ടായി. മധ്യവര്‍ഗ എഴുത്തുകാരികള്‍ സിമന്‍ദെബുവെ, ബെറ്റിഫ്രീഡന്‍, കേറ്റ് മില്ലറ്റ്, ജര്‍മെന്‍ ഗ്രീര്‍ തുടങ്ങിയവര്‍ -ഫെമിനിസ്റ്റ് ആശയശാസ്ത്രത്തിന് പുതിയ ജനലുകള്‍ തുറന്നിട്ടു. തൊഴിലിടങ്ങളിലെ ചൂഷണം മുതല്‍ കിടപ്പറയിലെ അനുഭവങ്ങള്‍ വരെയുള്ള നിരവധി വിഷയങ്ങളില്‍ സ്‌ത്രീകള്‍ ഒളിച്ചുവയ്ക്കാതെയും വളച്ചുകെട്ടില്ലാതെയും ഉറക്കെ സംസാരിച്ചുതുടങ്ങിയതും ഇക്കാലത്താണ്. വ്യക്തിപരമെന്നത് രാഷ്‌ട്രീയപരമായി, സാമൂഹ്യ പ്രസക്തമായി. 1970കളിലും 80കളിലും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലും സ്‌ത്രീപക്ഷ ചിന്താപദ്ധതികളിലും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചു. ആ പതിറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചത് സ്തീ സ്വത്വവിചാരത്തിന്റെ വിനിര്‍മിതിക്കാണ്. റാഡിക്കല്‍ ഫെമിനിസം ആവിര്‍ഭവിച്ചു. അതിന് അനുകൂലവും പ്രതികൂലവുമായ പ്രതിസ്പന്ദനങ്ങളുണ്ടായി. പെണ്‍പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര മതിലുകളില്‍ പലേടത്തും വിള്ളലുകള്‍ പ്രത്യക്ഷമായി. പെണ്ണനുഭവം എന്നതിന്റെ വ്യത്യസ്ഥതയും സങ്കീര്‍ണ സ്വഭാവവും അംഗീകരക്കപ്പെട്ടതോടെ നിരവധി ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ ഉദയം ചെയ്തു. അധ്വാനിക്കുന്ന സ്‌ത്രീ, മൂന്നാംലോകത്തിലെ സ്‌ത്രീ, കറുത്ത സ്‌ത്രീ, യൂറോകേന്ദ്രിതവും മധ്യവര്‍ഗവീക്ഷണം സ്വകാര്യമായി സ്വീകരിക്കുന്നതുമായ പൊതുപ്രസ്ഥാനത്തില്‍നിന്ന് അടര്‍ന്നുനിന്നു. ആംഗ്ളോ -അമേരിക്കന്‍ സ്‌ത്രീ പാരമ്പര്യത്തിന്റെ പാതയോരത്ത് റാഡിക്കല്‍ ലെസ്ബിയനിസം (Radical Lesbianism) പൊട്ടിമുളക്കുന്നത് കാണായി. ഈ സവിശേഷ ഫെമിനിസ്റ്റ് ചിന്ത പൊക്കിപ്പിടിക്കുന്നത് ഒരു തരം 'സെപ്പെരിറ്റിസ'മാണെന്ന, ലിംഗവ്യത്യസ്തതയാണെന്ന ആക്ഷേപവുമുണ്ടായി. ഇതെ തുടര്‍ന്ന് ലെസ്ബിയന്‍ സാഡോമസോക്കിസം (Lesbian Sadomasochism)ഒരു തട്ടുതകര്‍പ്പന്‍ സംവാദമായി വളരുകയുമുണ്ടായി. അധുനാധുന ഫെമിനിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയില്‍ ഫ്രഞ്ച് സംഭാവന വളരെ വിലപ്പെട്ടതാണ്. സൈദ്ധാന്തികമായ പുതുവെളിച്ചങ്ങളും അപഗ്രഥന രസതന്ത്രവുമായി ഇടപെട്ടത് ജൂലിയ ക്രിസ്റ്റെവ, ഹെല്‍ സിക്സൂ, ലൂസ്ഇരിഗറെ തുടങ്ങിയ പ്രതിഭാശാലികളായിരുന്നു. ഇവര്‍ അവലംബിച്ചത് ജെ ലെക്കന്‍ (Jacques Lacan) പരിഷ്കരിച്ച് പ്രചരിപ്പിച്ച മനഃശാസ്ത്രാപഗ്രഥനത്തിന്റെ ഉപകരണങ്ങളെയത്രെ. ലക്കന്റെ രീതിശാസ്ത്രത്തെ ചില്ലറ നീക്കുപോക്കുകളോടെ ഇവര്‍ പിന്‍തുടര്‍ന്നു. ചിന്ത, ഭാഷ, ലൈംഗികതയുടെ നിര്‍മാണം, സാഹിത്യപാഠങ്ങളില്‍ ലിംഗ ചോദനയുടെ ആവിഷ്കാരം ഇച്ഛയുടെ അനാവരണം തുടങ്ങിയ വിഷയങ്ങളെ ഫ്രഞ്ച് ഫെമിനിസം ലക്കേനിയന്‍ വിശ്ളേഷണ സമ്പ്രദായമുപയോയിച്ച് വിസ്തരിച്ച് പഠിച്ചു. സ്‌ത്രീപാഠവും (Female text) സ്തീ സ്വത്വ വിചാരവും ഏകരൂപവും, ഇഴതൂര്‍ന്ന് കിടക്കുന്നതുമാണെന്ന ധാരണയെ, സങ്കല്പത്തെ ഇതാണ് ഹ്യൂമനിസ്റ്റ് ഫെമിനിസം അഥവാ ബൂര്‍ഷ്വാ ഫെമിനിസം കാതലായി കണ്ടത് ഫ്രഞ്ചു ഫെമിനിസ്റ്റുകള്‍ തീര്‍ത്തും നിരാകരിക്കുന്നു 1981 ല്‍ പുറത്തുവന്ന ബെറ്റി ഫ്രീഡന്റെ 'ദി സെക്കന്‍ഡ് സ്റ്റേജസ്' എന്ന പാഠവും 1984 ല്‍ ജെര്‍മന്‍ ഗ്രീര്‍ എഴുതിയ' സെക്സ് അന്‍ഡ് ഡെസ്റ്റിനി എന്ന പ്രാമാണിക ഗ്രന്ഥവും ആംഗ്ളോ അമേരിക്കന്‍ ഫെമിനിസ്റ്റ് ആലോചനയിലെ അമൂല്യമായ അടയാള പുസ്തകങ്ങളാണ് സെക്ഷ്വല്‍ പൊളിറ്റിക്സ് (ലൈംഗിക രാഷ്‌ട്രീയം) എന്നതില്‍നിന്നുള്ള ഒരു പിന്‍വാങ്ങല്‍ നാമിവിടെ കാണുന്നു. ഒരു ഉത്തരഫെമിനിസ്റ്റ് കാലഘട്ടം ഈ പിന്‍വാങ്ങലിലൂടെ പിറന്നുവെന്ന് പലരും കരുതുന്നുമുണ്ട്. ഫെമിനിസ്റ്റ് നിരൂപണശാഖയെപ്പറ്റി അല്‍പ്പമൊന്നുപന്യസിക്കാതെ ഈ ആമുഖമവസാനിപ്പിക്കുന്നത് ഉചിതമാവില്ല. സ്‌ത്രീയും ഭാഷയും തമ്മിലുള്ള സവിശേഷ വേഴ്ചയെ സൂക്ഷ്മമായി വിശേഷിക്കുക എന്നത് ഈ നിരൂപണത്തിന്റെ നിയോഗമത്രെ. പെണ്ണെഴുത്തിനെ, പെണ്ണെഴുത്തുകാരെ, പെണ്‍പാഠങ്ങളെ, പെണ്‍വായനാ സമൂഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഗൌരവമായി പരിശോധിക്കുക എന്ന പ്രധാനമായ ചുമതലയും ഫെമിനിസ്റ്റ് വിമര്‍ശനം ഏറ്റെടുക്കുന്നുണ്ട്. ഇവിടെയും രണ്ട് കളരികള്‍ കാണാം: 1. ആഗ്ളോ -അമേരിക്കന്‍ 2. ഫ്രങ്കോ യൂറോപ്യന്‍. ആദ്യത്തേത് കര്‍തൃ- കേന്ദ്രിതം (Author oriented) ആണെങ്കില്‍ രണ്ടാമത്തേത് പാഠ കേന്ദ്രിതം (Text oriented) ആണ്. ആംഗ്ളോ അമേരിക്കന്‍ ഫെമിനിസ്റ്റ് നിരൂപണം സിദ്ധാന്തത്തെ (Theory) സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചത്. അത് ഒരു (Male Discourse -പുംസവാദം) ആണെന്ന അഭിപ്രായം പല ബ്രിട്ടീഷ് ഫെമിനിസ്റ്റുകള്‍ക്കുമുണ്ടായി. പെണ്ണെഴുത്തുകാരിയുടെ വേറിട്ട ശബ്ദത്തെ തിരിച്ചറിയുകയും ഇതിനെ ഉറക്കെ കേള്‍പ്പിക്കുകയുമാണ് ബ്രിട്ടീഷ് ഫെമിനിസ്റ്റുകള്‍ ഒരു വിപ്ളവ പ്രവര്‍ത്തനമായി സ്വീകരിച്ചത്. 1977 ല്‍ പുറത്തിറങ്ങിയ A Literature of Their Own എന്ന പേര്‍കൊണ്ട് പുസ്തകത്തിലൂടെ ലൈന്‍ ഷോ വാള്‍ട്ടര്‍ ചെയ്തതും അതാണ്. ആണെഴുത്തുകാരുടെയും പെണ്ണെഴുത്തുകാരുടെയും സൃഷ്ടികളില്‍ സന്നിഹിതമായ ലൈംഗിക പ്രത്യയശാസ്ത്രത്തെ (Sexual ideology) തുറന്നുകാട്ടുകയെന്നതും ബ്രിട്ടീഷ് ഫെമിനിസ്റ്റ് നിരുപണക്കളരി ഒരു ധര്‍മമായി കണ്ടു. ഫ്രഞ്ച് ഫെമിനിസ്റ്റ് വിമര്‍ശനമാകട്ടെ സൈക്കോ അനാലിസ്, സ്ട്രക്ചറലിസം, ഡീകണ്‍ട്രക്ഷന്‍ തുടങ്ങിയ ഭാഷാബന്ധിത ചിന്താ പദ്ധതികളില്‍നിന്ന് ഊര്‍ജം ഊറ്റിയെടുത്തു. അവയുടെ ആയുധങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ചു. ജൂലിയ ക്രിസ്റ്റോവയും സിക്സുസും ഇറിഗാറെയുമൊക്കെ ഇതാണ് ചെയ്തത്് അവര്‍ പാഠത്തിന് പരമമായ പ്രധാന്യം കല്‍പ്പിക്കുന്നു. പാഠത്തിലൂടെ ലൈംഗികതയുടെ നിര്‍മാണത്തെ നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. സ്ഥായിയായ, ഉറച്ച ഒരു മനുഷ്യവിഷയം എന്ന സങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നു. സ്‌ത്രീക്ക് ആത്മാവിഷ്കാരത്തിന്, സര്‍ഗപ്രവര്‍ത്തനത്തിന് സ്വന്തമായ ഒരു ഇടം (space) അത്യാവശ്യമാണെന്ന വാദം ആദ്യമായി ഉന്നയിച്ച് വെര്‍ജീനിയ വുള്‍ഫ് ആണ്. അവരുടെ A Room of One's Own' എന്ന പ്രബന്ധത്തിന്റെ പ്രസക്തി ഇപ്പോഴും മങ്ങിയിട്ടില്ല. അതുപോലെ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ പെണ്‍പക്ഷ മുന്നേറ്റത്തിന്റെ ധാരയില്‍ കിളിര്‍ത്തുവന്ന പ്രസിദ്ധീകരണങ്ങളെയുംപ്രസിദ്ധീകരണ ങ്ങളെയും പ്രസിദ്ധീകരണ ശാലകളെയും ഓര്‍ക്കേണ്ടതുണ്ട്. SpareRib, Signസ്, Virago, Women's press തുടങ്ങിയ നിരവധി സ്‌ത്രീപക്ഷ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ ഫെമിനിസ്റ്റ് ചിന്തക്കും സാഹിത്യ പ്രവര്‍ത്തനത്തിനും അവിസ്മരണീയമായ സംഭാവനയണ് നല്‍കിയത്. ഇനി നമുക്ക് സ്‌ത്രീപക്ഷ ചിന്തയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാം. കാലം മറന്നുപോയ ഫെമിനിസ്റ്റ് കേറ്റ് മില്ലറ്റ് സിമണ്‍ ദെ ബൊവെ ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി പണ്ടു പണ്ടു ഗോത്ര സമൂഹങ്ങളില്‍ നിലനിന്നിരുന്നത് തള്ളവാഴ്ചയായിരുന്നു: മെട്രിയാര്‍ക്കി. താക്കോല്‍കൂട്ടം അരയില്‍ത്തിരുകി, മുറുക്കിച്ചുവപ്പിച്ച്, കൊല്ലിനും കൊലക്കും കെല്‍പ്പുള്ള കാരണോത്തി പൂമുഖത്തെ ചാരുപടിയില്‍ വിരാജിച്ചു. ഒറ്റമുണ്ടും ഈരിഴത്തോര്‍ത്തുമായി ഉടപ്പിറന്നോന്‍ വാപൊത്തി നിന്നു. അമ്മവായ്ക്കെതിര്‍വായില്ലായിരുന്നു. പിന്നീടെപ്പോഴോ വാ പൊത്തിനിന്ന കോന്തുണ്ണിനായര് തക്കാരം പറഞ്ഞ് താക്കോല്‍ക്കൂട്ടം തട്ടിയെടുത്തു. പുമാന്‍ ഏമാനായി; പൂമാനിനിയാകട്ടെ അകത്തളങ്ങളില്‍ ഒതുങ്ങി. പെങ്ങളുടെ ഒച്ച പൊങ്ങാതായി. ആങ്ങള തിരുവിളയാടല്‍ തുടങ്ങി. ധ്വജ കേന്ദ്രിത സമൂഹം (Phallic Society)പരുവപ്പെട്ടു. അതാണ് പേട്രിയാര്‍ക്കി അഥവാ തന്തവാഴ്ച. "ആ കുട്ടിയാണ് ഫാനി മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്." അങ്ങനെയൊരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയുടെ തന്ത സുകുമാരന്‍ മാത്രമാണ്. മരമണ്ടത്തരം എഴുതാന്‍ ദേശാഭിമാനിക്ക് എവിടെനിന്നാണ് ഇത്ര മിടുക്കന്മാരെ കിട്ടുന്നത്? ജീന്‍ വാല്‍ ജീന്‍ ആണോ ഴാങ്ങ് വാല്‍ ഴാങ്ങ് ആണോ അതോ ഴ്‌ആങ്ങ് വ്‌ആല്‍ ഴ്‌ആങ്ങ് ആണോ ശരി calicocentric? ഒരു ക്ലാസ് തുടങ്ങിയാല്‍ കുറെപ്പേര്‍ പഠിക്കാന്‍ വന്നേക്കും. സ്ത്രീ സമുദ്ധാരണത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന അഭിനവ ഫെമിനിസ്റ്റ്‌ ചിന്താ ധാരകളെ പരിച്ഹേദനം നടത്തുകയാണ് എഴുത്തുകാരിയിവിടെ മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ് ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ലോക കപ്പ് ഫുട്ബോള്‍ വിവാദങ്ങളിലൂടെ; ദുരന്ത സ്മൃത 'പാലേരി മാണിക്യം ഒരു പകല്‍ കൊലപാതകം മാധ്യമരംഗം ഇ എം എസിന് ശേഷം മാര്‍ക്സിസവും ബൂര്‍ഷ്വാ റാഡിക്കലിസവും തമ്മിലുള്ള ദൂരം ചെങ്കൊടി പാറും ചെറുകല്ലായി, മാഹി വിമോചന സമരങ്ങള്‍ സംസ്ഥാനത്തെ ഡിസി ബുക്‌സ് കറന്റ് ബുക്‌സ് സ്റ്റോറുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം,വിനോയ് തോമസിന്റെ ‘പുറ്റ് ‘ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ കേരളത്തിലെ വിവിധ ഡിസി ബുക്‌ ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എയർപോർട്ടുകളിലെയും, മാളുകളിലെയും, റെഡ് സ്പോട് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെയും സ്റ്റോറുകൾ ഒഴികെയുള്ളവയാണ് തുറന്നു പ്രവർത്തിക്കുക. ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാര മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’, ‘ ഞാന്‍ ലൈംഗികത്തൊഴിലാളി’; രണ്ട് പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്‌ക്ക്! ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ ഒരിക്കൽ കൂടി ഇതാ ഈ ആനുകൂല്യം ഏപ്രിൽ 23 വരെ മാത്രം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദേശീയ ദുരന്തമാക്കി മാറ്റിയ നരേന്ദ്രമോഡി ഭരണകൂട ക്രൂരതയടക്കം അബദ്ധജടിലമായ നയപരാജയങ്ങളെ മറികടക്കാനുള്ള ഏറ്റവും പുതിയ കുടിലതന്ത്രങ്ങളാണ് മന്ത്രിസഭാ പുനഃസംഘടനയും സഹകരണ മന്ത്രാലയ രൂപീകരണമടക്കമുള്ള നടപടികളും. അവയാകട്ടെ ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ സംവിധാനവും വിഭാവനം ചെയ്യുന്ന സഹകരണാത്മക ഫെഡറലിസത്തിനു നേരെയുളള മറ്റൊരു കടന്നാക്രമണമാണ്. സഹകരണ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം അനുഛേദം അനുസരിച്ച് സംസ്ഥാന വിഷയമായി വ്യവസ്ഥചെയ്തിരിക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ആ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സഹകരണ മന്ത്രാലയ രൂപീകരണത്തിലൂടെ മോഡി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. നരേന്ദ്രമോഡി ഭരണത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശങ്ങളെയും സഹകാരികളുടെ ജനാധിപത്യാവകാശങ്ങളെയും അട്ടിമറിച്ചാണ് ഗുജറാത്തില്‍ പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്തത്. അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തെ രാഷ്ട്രീയ അട്ടിമറിക്കുള്ള ആയുധമാക്കി പ്രയോഗിക്കാനുള്ള നീക്കം കൂടിയാണ് പുതിയ മന്ത്രാലയ രൂപീകരണത്തിനു പിന്നില്‍. സഹകരണ പ്രസ്ഥാനത്തിന് ആഴത്തില്‍ വേരോട്ടമുള്ള മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് ഏല്ക്കേണ്ടിവന്ന നാണംകെട്ട പരാജയത്തെ മറികടക്കാനുള്ള ഉപാധിയായും ബിജെപി ഈ നീക്കത്തെ കാണുന്നു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കാനും കര്‍ണാടക പോലെ ബിജെപി കനത്ത വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനങ്ങളില്‍ പ്രതിരോധം സൃഷ്ടിക്കാനും സഹകരണ മന്ത്രാലയം പ്രയോജനപ്പെടുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ലക്ഷക്കണക്കിന് കോടിരൂപ നിക്ഷേപവും അതിലധികം തുക സഹകാരികള്‍ക്ക് വായ്പയായും നല്കുന്ന സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യസാധ്യത്തിനും തങ്ങളെ പിന്തുണയ്ക്കുന്ന കോര്‍പ്പറേറ്റ് നിക്ഷിപ്ത താല്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള ഉപാധികളായി ബിജെപി കാണുന്നു. പൊതുമേഖല ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ ഏഴുവര്‍ഷത്തെ മോഡി ഭരണത്തില്‍ അങ്ങേയറ്റം ദുര്‍ബലമായി. തുഗ്ലക്ക് ഭരണനയങ്ങളില്‍ കാലിയായ ഖജനാവും പൊതു ആസ്തികള്‍ വിറ്റുതുലയ്ക്കുന്ന ഭരണനയവും പുതിയ മേച്ചില്‍പുറങ്ങള്‍ നേടാന്‍ മോഡി ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കോടാനുകോടി വരുന്ന സഹകാരികളുടെ അടിസ്ഥാന സാമ്പത്തിക താല്പര്യങ്ങളും സഹകരണ സ്ഥാപനങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ സ്വയംഭരണാവകാശവും സംരക്ഷിക്കാന്‍ ശക്തമായ ചെറുത്തുനില്പും വിപുലമായ ജനകീയ പ്രതിരോധവും അനിവാര്യമാണ്. ജനാധിപത്യ വൈകൃതങ്ങള്‍ക്കും മൂല്യച്യുതിക്കും പരമോന്നത കോടതിയും മൂകസാക്ഷി ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു കൊച്ചി: എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്‌കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയധികം അപകീര്‍ത്തികരമായ പരാമര്‍ശമുള്ള നോവല്‍ നമ്മുുടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്‌കാരം നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ശബരിമല വിഷത്തില്‍ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇവിടെയും. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരള ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു ‘ഞങ്ങൾ വിവാഹിതരായി പെൺകുട്ടിയുടെ വീട്ടിൽ ഒന്ന് അറിയിക്കണം’; സ്റ്റേഷനിൽ എത്തിയ നവ ദമ്പതികളുടെ ആവശ്യം ഇങ്ങനെ; ചുമതലയേറ്റെടുത്ത് പോലീസ് ‘ജഹന്നൂമിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ജീവനോടെ കത്തിച്ചു ‘; അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റിൽ ഒട്ടക സൗന്ദര്യ മത്സരത്തിന് സമ്മാനത്തുക 66 മില്യണ്‍ ഡോളർ; ഒട്ടകങ്ങളെ സുന്ദരികളാക്കാൻ സൗന്ദര്യ ശസ്ത്രക്രിയ നടത്തി ഉടമകൾ; വേദനാജനകമായ മാര്‍ഗ്ഗങ്ങളിലൂടെ ഒട്ടകങ്ങളെ കൂടുതല്‍ സുന്ദരികളാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം പശ്ചിമഘട്ടത്തിൽ 2 പുതിയ ഇനം സസ്യങ്ങൾ; ഗവേഷകരോടുള്ള ആദര സൂചകമായി സസ്യങ്ങൾക്ക് പേര് നൽകിയതിങ്ങനെ… ആരോഗ്യമുള്ള പുതുതലമുറയ്ക്ക് സിഗരറ്റ് വേണ്ട; പുകയില ഉൽപന്നങ്ങൾക്ക് പൂർണ നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ന്യൂസിലാന്റ് വിക്കി – കത്രീന വിവാഹം; ആർഭാട വിവാഹത്തിന്റെ ചെലവുകളില്‍ 75 ശതമാനം വഹിക്കുക കത്രീന കൈഫ് ‘വിമർശനങ്ങളെയോ പലരൂപത്തിലുള്ള പ്രചാരണങ്ങളെയോ ഭയന്നല്ല ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറിയത്’ വിമർശനങ്ങൾക്ക് തക്ക മറുപടി പറഞ്ഞ് സംവിധായകൻ ആശിഖ് അബു കാൽ തളർന്നു വീട്ടിനുള്ളിൽ കഴിയുന്ന നിഷ ജന്മം നൽകിയത് ആറു കുട്ടികൾക്ക്; പ്രസവിച്ച കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിക്കാൻ ഏൽപ്പിച്ചത് മൂത്ത കുട്ടിയേയും; കോട്ടയത്തെ നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹത നിറയുന്നു പശ്ചിമഘട്ടത്തിൽ 2 പുതിയ ഇനം സസ്യങ്ങൾ; ഗവേഷകരോടുള്ള ആദര സൂചകമായി സസ്യങ്ങൾക്ക് പേര് നൽകിയതിങ്ങനെ… ആരോഗ്യമുള്ള പുതുതലമുറയ്ക്ക് സിഗരറ്റ് വേണ്ട; പുകയില ഉൽപന്നങ്ങൾക്ക് പൂർണ നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ന്യൂസിലാന്റ് വിക്കി – കത്രീന വിവാഹം; ആർഭാട വിവാഹത്തിന്റെ ചെലവുകളില്‍ 75 ശതമാനം വഹിക്കുക കത്രീന കൈഫ് ‘വിമർശനങ്ങളെയോ പലരൂപത്തിലുള്ള പ്രചാരണങ്ങളെയോ ഭയന്നല്ല ‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിൻമാറിയത്’ വിമർശനങ്ങൾക്ക് തക്ക മറുപടി പറഞ്ഞ് സംവിധായകൻ ആശിഖ് അബു കാൽ തളർന്നു വീട്ടിനുള്ളിൽ കഴിയുന്ന നിഷ ജന്മം നൽകിയത് ആറു കുട്ടികൾക്ക്; പ്രസവിച്ച കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ബക്കറ്റിനുള്ളിൽ ഉപേക്ഷിക്കാൻ ഏൽപ്പിച്ചത് മൂത്ത കുട്ടിയേയും; കോട്ടയത്തെ നവജാത ശിശുവിന്റെ മരണത്തിൽ ദുരൂഹത നിറയുന്നു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം പോക്സോ കേസ്; മോന്‍സന്‍റെ ജീവനക്കാര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, ക്രൈംബ്രാ‌ഞ്ച് അന്വേഷണം പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ(Minor Girl) ബലാത്സംഗം(Rape) ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ(Monson Mavunkal ക്രൈംബ്രാ‌ഞ്ച് അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ പരാതി ഒതുക്കാൻ മോൻസന്‍റെ ജീവനക്കാർ കുട്ടിയെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിന്‍റെ തെളിവും ക്രൈംബ്രാഞ്ചിന്(Crime Branch) ലഭിച്ചു. ഇതിനിടെ പുരാവ്സ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കിലിന്‍റെ റിമാൻഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് നീട്ടിയത്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാ‌ഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും. മോൻസൻ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിറകെ പെൺകുട്ടിയെ കാണാൻ മോൻസന്‍റെ ജീവനക്കാർ വീട്ടിലെത്തിയിരുന്നു. പോക്സോ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിലും ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഈ ജീവനക്കാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസിൽ മോൻസന്‍റെ അറസ്റ്റിനായി കോടതിയിൽ ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നല്‍കും. പെൺകുട്ടി മോൻസന്‍റെ വീട്ടിൽ താമസിച്ചതിന്‍റെ രേഖകളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചിട്ടുണ്ട്. Rape സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം, ദൃശ്യങ്ങള്‍ പകര്‍ത്തി അധ്യാപികമാര്‍; 9 പേര്‍ക്കെതിരെ കേസ് Rape അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് 13 വയസുകാരന്‍ Murder ജോലി സ്ഥലത്തെ പക, സുഹൃത്തിനെ വിളിച്ചുവരുത്തി തലയറുത്ത് കൊന്നു, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ് Police Atrocities വീഴ്ചയ്ക്ക് പിന്നാലെ വീഴ്ച ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി രോഗം മൂര്‍ച്ഛിച്ചിട്ടും ആശുപത്രിയില്‍പോകാതെ ഭര്‍ത്താവിന്റെ മന്ത്രവാദം; മരിച്ച നൂര്‍ജഹാന്റെ ഇന്‍ക്വസ്റ്റ് ഇന്ന് മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവിന് 21 മാർക്ക് അനധികൃതമായി നൽകിയ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കെ.എസ്.യു നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ. മാസങ്ങളായി വൈസ് ചാൻസറില്ലാത്തതിനാൽ ഭരണം കൈയാളുന്ന ഇടത് സിൻഡിക്കേറ്റാണ് മാർക്ക്ദാനത്തിന് പിന്നിൽ. ഇതിനൊക്കെ വേണ്ടി തന്നെയാണ് വി.സിയെ നിയമിക്കാത്തത്. പ്രിയപ്പെട്ടവരെ ജോലിക്ക് തിരുകി കയറ്റി യോഗ്യത അട്ടിമറിച്ച് നിയമനം നടത്താനാണ് ശ്രമം. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിൻെറ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഹാരിസ് ആരോപിച്ചു. ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് ഐസക്കിനോട് താൻ പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന് മറ്റു വകുപ്പുകൾക്ക് മേൽ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിനെയും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന സി.പി.ഐ നേതാവ് സി.ദിവാകരൻ. തിരുവനന്തപുരത്ത് ഡി.സാജു അനുസ്മരണ യോഗത്തിലായിരുന്നു ദിവാകരന്‍റെ വിമര്‍ശനം. ധനമന്ത്രി ടി.എം തോമസ് ഐസക്കിനും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എതിരെ രൂക്ഷ വിമർശനമായിരുന്നു ദിവാകരൻ ഉന്നയിച്ചത്. വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സി.പി.ഐ മന്ത്രിമാരുടെ ഫയല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അനാവശ്യമായി തടഞ്ഞു വെച്ചു. ധനകാര്യമന്ത്രിക്ക് കൊമ്പില്ലെന്ന് ഐസക്കിനോട് താൻ പറഞ്ഞിട്ടുണ്ട്. ധനകാര്യവകുപ്പിന് മറ്റു വകുപ്പുകൾക്ക് മേൽ പ്രത്യേകമായൊരു അധികാരമില്ലെന്നും ദിവാകരൻ പറഞ്ഞു. സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ പൂർണ്ണ പരാജയമാണ്. നിയമസഭാ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നെന്ന ഗുരുതര ആരോപണവും ദിവാകരന്‍ ഉന്നയിക്കുന്നുണ്ട്. ഇവർ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയിൽ താൻ വിമർശിച്ചു. വി.എസിന്‍റെ കാലത്ത് സി.പി.ഐ മന്ത്രിമാരോട് കടുത്ത അവഗണന ആയിരുന്നു. സി പി ഐ മന്ത്രിമാർ ഒരു കാര്യം പറഞ്ഞാൽ മറ്റ് മന്ത്രിമാർ ഉടക്കിടും. റീപോളിംഗ് പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി അതേസമയം, വിവാദ പ്രസ്താവനകള്‍ സി ദിവാകരന്‍ നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന വീഴ്ചകളെക്കുറിച്ചാണ് പ്രസംഗിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ധനവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. കൂട്ടുമന്ത്രിസഭയില്‍ സ്വാഭാവികമായും തര്‍ക്കങ്ങള്‍ വരും. വി.എസിനെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ചിട്ടില്ലെന്നും ദിവാകരന്‍ പ്രതികരിച്ചു. ഐസക്കിന് കൊമ്പുണ്ടോ? ഭരണ പരിഷ്കാര കമ്മീഷൻ പൂർണ പരാജയം: ആഞ്ഞടിച്ച് സി.ദിവാകരൻ Shahida Kamal വിദ്യാഭ്യാസ യോഗ്യത ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത Churuli ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ് Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക് JWO Pradeep പ്രളയ സമയത്ത് നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികന്‍" പ്രദീപിന് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി Joju George സുഹൃത്ത് വിനായകനെ കണ്ടപ്പോൾ സന്തോഷത്തിൽ ഓടിച്ചെന്നതാണ്; LDF വിജയാഘോഷത്തിൽ പങ്കെടുത്തെന്ന വീഡിയോയെക്കുറിച്ച് ജോജു Bipin Rawat കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം Mullaperiyar മുല്ലപ്പെരിയാര്‍; കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു Local Body Bypolls എൽഡിഎഫ് ജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും; വൈറൽ വീഡിയോ Bus Strike വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍ ഹെലികോപ്റ്റർ അപകടം: വിലാപയാത്രയ്ക്കിടെ വാഹനാപകടം, പൊലീസുകാർക്ക് പരിക്ക് Shahida Kamal വിദ്യാഭ്യാസ യോഗ്യത ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത Antony Varghese ആന്റണി വർഗീസിനൊപ്പം കോളേജിൽ പോകാൻ ആളുണ്ടോ? പുതിയ ചിത്രത്തിനായി അഭിനേതാക്കളെ തേടുന്നു ഡാലസ് എബോള രോഗം അമേരിക്കയിലുമെത്തി ആദ്യ രോഗി മരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഹൂസ്റ്റണില്‍ എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 മുതല്‍ ഹൂസ്റ്റണ്‍ ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ രണ്ടാമത് എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് ഡോ. ജോണ്‍ പി. ലിങ്കന്‍ മാര്‍ത്തോമ വൈദിക സിലക്ഷന്‍ ബോര്‍ഡില്‍ ലബക്ക് മാര്‍ത്തോമ സഭയുടെ 2014 2017 വര്‍ഷത്തേക്കുളള വൈദിക സിലക്ഷന്‍ ബോര്‍ഡിലേക്ക് ലബക്കില്‍ നിന്നുളള പ്രശസ്ത ദന്ത രോഗ ചികിത്സാ വിദഗ്ധനും ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് ഒന്നാമത് ദേശീയ സമ്മേളനം ഡിട്രോയിറ്റില്‍ ഡിട്രോയിറ്റ് മാര്‍ത്തോമ സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആദ്യ ദേശീയ സമ്മേളനം ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ ഒക്ടോബര്‍ 16 മേരിലാന്‍ഡ്. എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ക്രിസ്ത്യന്‍സ് (ഇസികെകെ) ആഭിമുഖ്യത്തില്‍ കൌണ്‍സിലിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ട് ശേഖരണാര്‍ത്ഥം ഫോമാ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റത്തിനായി മയാമി ഒരുങ്ങി മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതിയുടെ അധികാരകൈമാറ്റം ഒക്ടോബര്‍ 25 ആം തീയതി മയാമി കഥക് നൃത്ത വിസ്മയം മനീഷാ ഗുല്യാനി എന്‍ബിഎ സെന്ററില്‍ ജയപ്രകാശ് നായര്‍ നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മാസം തോറും നടന്നു വരുന്ന ഭജനയോടൊപ്പം സരസ്വതീ പൂജയും നവരാത്രിയും ഒക്ടോബര്‍ മാസം 11ന് ശെനിയാഴ്ച നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ്റ് ശനിയാഴ്ച തരൂരിനെ പുറത്താക്കിയത് അല്‍പത്വം: പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ ഡാലസ് ശശി തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സാമുവല്‍ മത്തായി ഒഎന്‍വിയുടെ സാഹിത്യ സപര്യക്കു ഡാലസില്‍ സാഹിത്യ സംഗീത നൃത്താഞ്ജലി സംഘടിപ്പിക്കുന്നു ഡാലസ് മലയാളത്തിന്‍െറ അഭിമാനമായ പദ്മ വിഭൂഷണ്‍ ഒഎന്‍വി കുറിപ്പിന്‍െറ സാഹിത്യ സപര്യക്കു കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സാഹിത്യ സംഗീത നൃത്ത സായാഹ്നം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ പ്രവാസി മലയാളി ഫെഡറേഷന്‍ മലേഷ്യന്‍ ചാപ്റ്റര്‍ നിലവില്‍ വന്നു കുലാലംപൂര്‍: ആഗോള പ്രവാസി മലയാളികളുടെ ഏക സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ മലേഷ്യ ചാപ്റ്റര്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 12, ഞായറാഴ്ച കുലാലംപൂരിലുള്ള കോണ്‍കോര്‍ഡ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായി നാദിന്‍ പട്ടേലിനു നിയമനം ടൊറന്റോ ഇന്ത്യയിലെ കനേഡിയന്‍ ഹൈkക്കമ്മിഷണറായി ഇന്തോ- കനേഡിയന്‍ നാദിന്‍ പട്ടേലിനു(44) നിയമനം നല്‍കിയതായി കനേഡിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബയാഡ് ഉത്തരവില്‍ ട്വന്റി-20 സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഏകദിന പരമ്പരയിലെ അവസാന രണ്ടു ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്‍െറ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ ആന്‍ഡ്രൂസ്‌ അഞ്ചേരി ഡാളസ്‌: ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 17 മുതല്‍ 19 വരെ (വെള്ളി മാര്‍ ജോയി ആലപ്പാട്ടിന്‌ ഫീനിക്‌സിലെ കുട്ടികളുടെ സ്‌നേഹസമ്മാനം ഫീനിക്‌സ്‌: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രനായി അഭിഷിക്തനായ മാര്‍ ജോയ്‌ ആലപ്പാട്ടിന്‌ ഫീനിക്‌സ്‌ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ മതബോധന വി. യുദാശ്ശീഹായുടെ തിരുനാളും, തിരുശേഷിപ്പ്‌ വണക്കവും, ഒക്‌ടോ. 25 മുതല്‍ നവംബര്‍ 2 വരെ ന്യൂജേഴ്‌സിയില്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാ തദേവൂസ്‌ ശ്ശീഹായുടെ നൊവേനയും, തിരുശേഷിപ്പ്‌ ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രവാസി എഴുത്തുകാര്‍ക്കായി കഥാ, കവിതാ രചനാ മത്സരം നടത്തുന്നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല സമര്‍പ്പണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഒക്‌ടോബര്‍ 17 മുതല്‍ ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ജപമാല മാസാചരണവും വി. യൂദാശ്ശീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാല ഒക്‌ടോബര്‍ 17-ന്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ മാര്‍ ജോയി ആലപ്പാട്ടിനേയും, അഡ്വ. മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ആദരിക്കുന്നു ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ പാരീഷ്‌ ഹാളില്‍ വെച്ച്‌ ഷിക്കാഗോ പേള്‍ ബാബു (18 വയസ്‌) കാനഡയില്‍ നിര്യാതയായി ടൊറന്റോ (കാനഡ പെരുമ്പാവൂര്‍ ബാബു ജേക്കബിന്റേയും ജോയ്‌സ്‌ ജേക്കബിന്റേയും മകള്‍ പേള്‍ ബാബു (18 വയസ്‌) ടൊറന്റോയില്‍ നിര്യതയായി. പ്രിന്‍സ്‌ ഏക സഹോദരനാണ്‌. ടൊറന്റോ ബഥനി ചാപ്പല്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൃതജ്ഞതാ യോഗം നടത്തി ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ഏറ്റം മോടിയായും അനുഗ്രഹപ്രദമായും നടന്നതിലേക്കായി സഹകരിച്ച ഏവരോടും നന്ദി ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക്‌ നിയമനം ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ താഴെപ്പറയുന്ന പുതിയ തീരുമാനങ്ങള്‍ നടത്തിക്കൊണ്ട്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കല്‍പ്പന പുറപ്പെടുവിച്ചു തുള്‍സി ഗബാര്‍ഡ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു ഇര്‍വിങ്ങ് ഹവായില്‍ നിന്നുളള യുഎസ് കോണ്‍ഗ്രസ് വനിതാ അംഗം തുള്‍സി ഗബാര്‍ഡ് ഇര്‍വിങ്ങില്‍ പുതിയതായി നിര്‍മ്മിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18ന് ഹൂസ്റ്റണ്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലുള്ള മnല്ലപ്പളളി സ്വദേശികളുടെ കൂട്ടായ്മയായ മല്ലപ്പളളി സംഗമത്തിന്‍െറ ആലോചനാ യോഗം ഒക്ടോബര്‍ 18 ശനിയാഴ്ച നാലു മണിക്ക് സംശുദ്ധ മലയാള ഭാഷ ഭാവിയില്‍ പുനര്‍ജനിക്കും: എം.വി.പിള്ള ഗാര്‍ലാന്‍റ് (ടെക്സാസ് ആധുനിക കാലഘട്ടത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷ ഭാവിയില്‍ ശുദ്ധീകരിക്കപ്പെട്ട് പുനര്‍ജനിക്കുമെന്ന് സാഹിത്യ നിരൂപകനും, ഭാഷാ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ ഡാലസ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ പ്രഥമ കത്തീഡ്രല്‍ ദേവാലയമായ ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍, മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മ പെരുന്നാളും 37-ാമത് ന്യൂയോര്‍ക്ക്‌: കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ അവതരിപ്പിക്കുന്ന നാടകങ്ങളും, സ്ഥിരം നാടകവേദിയുമൊക്കെ നാട്ടില്‍ അന്യംനില്‍ക്കുമ്പോള്‍ നാടകം അമേരിക്കയില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 23-ന്‌ ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത്‌ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നവംബര്‍ 23-ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ ന്യൂലൈഫ് ക്രൂസേഡ് ഒക്‌ടോബര്‍ 10, 11, 12 തിയ്യതികളില്‍ ഡാളസ്സില്‍ മഴവില്‍ പൂക്കുന്ന ആകാശം- നാടകം ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച മേരിലാന്റില്‍ കഥയിൽ തുടങ്ങി. കവിതയിൽ സജീവം. ആനുകാലികങ്ങളിൽ എഴുതുന്നു. ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘പരിണാമത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും’. കവിതാസമാഹാരം ‘ചതുരം’ അച്ചടിയിൽ. സുരേന്ദ്രൻ സ്‌മാരക കവിതാപുരസ്‌കാരം, തപസ്യ രജതജൂബിലി കവിതാപുരസ്‌കാരം, അധ്യാപക കലാവേദികവിതാ അവാർഡ്‌, വിദ്യാരംഗം അവാർഡ്‌, ഡോ.ചെറിയാൻ മത്തായി ലിറ്റററി എന്റോൺമെന്റ്‌ എന്നിങ്ങനെ ഏതാനും പ്രോത്സാഹനങ്ങൾ ലഭിച്ചിട്ടുണ്ട്‌. നിലമ്പൂരിൽ സ്ഥിരതാമസം. നിലമ്പൂർ ഗവഃയു.പി. സ്‌കൂളിൽ അധ്യാപകനായി പ്രവർത്തിക്കുന്നു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ എഴുത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. എഡൊറാഡോ ചിയോസോൺ രൂപകല്പന ചെയ്ത ¥10000 നോട്ട് 1 ജാപ്പനീസ് യെൻ 1889, മെജി ചക്രവർത്തി. വെള്ളി. സാമ്പത്തികശാസ്ത്രം, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻ • ഹോങ് കോങ് ഡോളർ • ജാപ്പനീസ് യെൻ • മകൌ പതാക്ക • നോർത്ത് കൊറിയൻ വോൺ • തായ്‌വാൻ ഡോളർ • ദക്ഷിണ കൊറിയൻ വോൺ തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർ • കംബോഡിയൻ റീൽ • റുപിയ • റിങ്ങിറ്റ് • മ്യാൻമാർ ചാറ്റ് • ഫിലിപ്പൈൻ പെസൊ • സിംഗപ്പൂർ ഡോളർ • തായി ഭട്ട് • കിഴക്കൻ തിമോർ സെന്റാവൊ • വിയറ്റ്നാമീസ് ഡോങ്ഗ് തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്ക • ഭൂട്ടാൻ എൻഗൾട്രം • ഇന്ത്യൻ രൂപ • മാലദ്വീപ് രൂപ • നേപ്പാളീസ് രൂപ • പാകിസ്താനി രൂപ • ശ്രീലങ്കൻ രൂപ • മദ്ധ്യ ഏഷ്യ:അഫ്ഘാനി • കസാഖ്സ്ഥാൻ റ്റെംഗെ • കിർഗിസ്ഥാൻ സം • മംഗോളിയൻ തുഗ്രിക് • റഷ്യൻ റൂബിൾ • താജിക്കിസ്ഥാൻ സൊമോനി • തുർക്മെനിസ്ഥാൻ മനത് • ഉസ്ബക്കിസ്ഥാൻ സം അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ അനിസിയസ് മാൻലിയസ് സെവേരിനസ് ബോത്തിയസ് (ജനനം: ക്രി.വ. 480 മരണം: ക്രി.വ. 524/525) ആറാം നൂറ്റാണ്ടിലെ ഒരു റോമൻ തത്ത്വചിന്തകനായിരുന്നു. ചക്രവർത്തിമാരായ പെട്രോണിയസ് മാക്സിമസ്, ഒളിബ്രിയസ്, ചില കോൺസൽമാർ എന്നിവരുമായി ബന്ധപ്പെട്ട്, പൗരാണികതയും പ്രാധാന്യവും ഉള്ള ഒരു റോമൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഫ്ലേവിയസ് മാൻലിയസ് ബോത്തിയസ്, 487-ൽ അവസാനത്തെ പാശ്ചാത്യ റോമൻ ചക്രവർത്തിയെ ഒഡോസർ സ്ഥാനഭ്രഷ്ടനാക്കിയതിനെ തുടർന്ന് കോൺസൽ സ്ഥാനം വഹിച്ചിരുന്നു. ബോത്തിയസ് തന്നെ 510-ൽ ഓസ്ട്രോഗോത്തുകളുടെ രാജ്യത്ത് കോൺസൽ ആയിരുന്നു. പിന്നീട് റോമിൽ, തിയൊഡോറിക് രാജാവിന്റെ കീഴിൽ, ഭരണത്തിലും നിയമവ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ള സ്ഥാനം അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ ഒടുവിൽ, ബൈസാന്തിയ സാമ്രാജ്യവുമായി രഹസ്യബന്ധം പുലർത്തിയെന്ന സംശയത്തിൽ രാജാവ് ബോത്തിയസിന് വധശിക്ഷ നൽകി. മരണം കാത്ത് തടവിൽ കഴിയുമ്പോൾ രചിച്ചതായി കരുതപ്പെടുന്ന തത്ത്വചിന്തയുടെ സമാശ്വാസം (Consolation of Philosophy) എന്ന ഗ്രന്ഥമാണ് ബോത്തിയസിന്റെ യശസിന് അടിസ്ഥാനം. ശിഷ്യന്മാരെ പഠിപ്പിക്കുന്ന ബോത്തിയസ് തത്ത്വചിന്തയുടെ സമാശ്വാസം എന്ന കൃതിയുടെ ഒരു ഇറ്റാലിയൻ കൈയെഴുത്തുപ്രതിയിൽ നിന്ന് കാലം 1385 ബോത്തിയസിന്റെ ജനനവർഷം ഏതാണെന്ന് ഉറപ്പില്ല. പാശ്ചാത്യക്രൈസ്തവസംന്യാസത്തിലെ അതികായനായിരുന്ന വിശുദ്ധ ബെനഡിക്ട് ജനിച്ച ക്രിസ്തുവർഷം 480ലാണ് അദ്ദേഹവും ജനിച്ചതെന്ന് കരുതപ്പെടുന്നു. ഒരു നൂറ്റാണ്ടുകാലത്തോളം ക്രിസ്തുമതം പിന്തുടർന്ന ഒരു പുരാതന പട്രീഷ്യൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിന്റെ പൂർവികന്മാരിൽ രണ്ടു മാർപ്പാപ്പമാർ ഉൾപ്പെട്ടിരുന്നു. മാതാപിതാക്കൾ ഇരുവരുടേയും പൂർവികന്മാരിൽ റോമൻ ചക്രവർത്തിമാരും ഉൾപെട്ടിരുന്നു. ഗ്രീക്ക് ഭാഷയിൽ ബോത്തിയസിനുണ്ടായിരുന്ന അഗാധമായ അറിവ് എങ്ങനെ കിട്ടിയതാണെന്ന് നിശ്ചയമില്ല. ഇക്കാര്യത്തിൽ ചരിത്രരേഖകൾ തെളിവൊന്നും തരുന്നില്ല. ബോത്തിയസ് ഏഥൻസിലോ അലക്സ്രാണ്ഡ്രിയയിലോ പഠിച്ചിരിക്കാം. ബോത്തിയസിന്റെ പിതാവ് 470നടുത്ത് അലക്സാണ്ഡ്രിയയിലെ ഒരു വിദ്യാലയത്തിന്റെ പോക്ടർ ആയിരുന്നു എന്നതിന് രേഖകളുണ്ട്. അതിനാൽ ഗ്രീക്ക് ഭാഷയിലെ പ്രാചിനകൃതികളിലും മറ്റും ബോത്തിയസിനുണ്ടായിരുന്ന അറിവിന്റെ അടിത്തറ പിതാവിൽ നിന്നോ, അടുത്ത ഏതെങ്കിലും ബന്ധുവിൽ നിന്നോ കിട്ടിയതാകാം. ബോത്തിയസിന്റെ വിദ്യാഭ്യാസവും പരിചയസമ്പത്തും അദ്ദേഹത്തെ തിയൊഡോറിക് ചക്രവർത്തിയുടെ സേവനത്തിൽ പ്രവേശിക്കാൻ സഹായിച്ചു. 506-ൽ എഴുതിയ ഒരു കത്തിൽ തിയൊഡോറിക് ബോത്തിയസിന്റെ വിജ്ഞാനത്തെ പുകഴ്ത്തി. പിന്നീട് തിയോഡോറിക് യുവാവായിരുന്ന ബോത്തിയസിനെ പല പ്രധാന ദൗത്യങ്ങളും ഭരമേല്പിച്ചു. ബോത്തിയസ് തടവിൽ സമാശ്വാസത്തിന്റെ" 1385-ലെ കൈയെഴുത്തുപ്രതിയിൽ നിന്ന്' 520 ആയപ്പോൾ 40 വയസ്സുള്ള ബോത്തിയസ് ഭരണത്തിലും നീതിന്യായവ്യവസ്ഥയിലേയും ഏറെ അധികാരങ്ങളുള്ള "മജിസ്റ്റർ ഒഫിസിയോറം" എന്ന പദവിയിൽ എത്തിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും കോൺസൽ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതും പിതാവിന്റെ പദവി വ്യക്തമാക്കി. എന്നാൽ 523-ൽ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമനുമായി രഹസ്യസമ്പർക്കം പുലർത്തിയെന്ന സംശയത്തിൽ തിയൊഡോറിക്ക് ബോത്തിയസിനെ രാജ്യദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്യിച്ചു. ജസ്റ്റിന്റെ യാഥാസ്ഥിതിക ക്രിസ്തുമതവും തിയൊഡോറിക്കിന്റെ ആരിയൻ വിശ്വാസവും തമ്മിലുള്ള അന്തരം അവർക്കിടയിലെ രാഷ്ടീയ ശത്രുത വർദ്ധിപ്പിച്ചിരുന്നു. ശത്രുക്കളുടെ അപവാദപ്രചരണമാണ് തന്റെ വീഴ്ചക്ക് കാരണമായി ബോത്തിയസ് പറയുന്നത്. പലവഴിക്കും അപകടം ഭയന്ന തിയൊഡോറിക്ക്, ഭൂവുടമകളായ ഉപരിവർഗ്ഗത്തിൽ നിന്ന് വേറേ ചിലരേയും കൂടി അറസ്റ്റു ചെയ്തു വധശിക്ഷ നൽകി. തിയൊഡോറിക്കിന്റെ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന യൂത്താറിക്കിന്റെ അകാലചരമത്തെ തുടർന്ന് പിന്തുടർച്ചയെ സംബന്ധിച്ചുണ്ടായ തർക്കങ്ങളിൽ ബോത്തിയസ് എടുത്ത നിലപാടും ചക്രവർത്തിക്ക് അനിഷ്ടകരമായി എന്നു കരുതണം. യഥാർത്ഥകാരണം എന്തുതന്നെ ആയിരുന്നാലും അധികാരവും പദവികളും സ്വത്തും എല്ലാം നഷ്ടമായ ബോത്തിയസ് ഇറ്റലിയിലെ പാവിയയിൽ തടവിലായി. അടുത്ത വർഷം 44 വയസ്സുള്ളപ്പോൾ അദ്ദേഹത്തെ വധിച്ചു. എങ്ങനെയായിരുന്നു വധം എന്ന കാര്യത്തിൽ തർക്കമുണ്ട്; കോടാലിയോ വാളോ കൊണ്ട് വെട്ടിയോ ഗദ കൊണ്ട് അടിച്ചോ ആയിരുന്നിരിക്കാം അദ്ദേഹത്തെ വധിച്ചത്. ബോത്തിയസിന്റെ ഭൗതികാശരീരം പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസ്" പള്ളിയിൽ അടക്കം ചെയ്തു. "സമാശ്വാസത്തിന്റെ‍" ഒരു പ്രതിയിൽ ചിത്രീകരിച്ചിരിക്കുന്ന തത്ത്വചിന്താദേവി(Lady Philosophy)(കാലം 1485) ബോത്തിയസിന്റെ ഏറ്റവും അറിയപ്പെടുന്ന രചനയായ "തത്ത്വചിന്തയുടെ സമാശ്വാസം‍ പ്രവാസിയായി വീട്ടുതടങ്കലിൽ കഴിഞ്ഞപ്പോഴോ വധശിക്ഷകാത്ത് ജയിലിൽ കഴിഞ്ഞപ്പോഴോ എഴുതിയതാകാമെങ്കിലും, പൗരാണികവിജ്ഞാനത്തെ, പ്രത്യേകിച്ച് പുരാതനതത്ത്വചിന്തയെ പിൽക്കാലങ്ങൾക്കായി രേഖപ്പെടുത്തിവക്കാനുള്ള അദ്ദേഹത്തിന്റെ ആജീവനാന്തപദ്ധതി അതിന്റെ പിന്നിൽ ഉണ്ടായിരുന്നു. അരിസ്റ്റോട്ടിലിന്റേയും പ്ലേറ്റോയുടേയും രചനകളത്രയും ഗ്രീക്ക് മൂലത്തിൽ നിന്ന് ലത്തീനിലേക്ക് പരിഭാഷപ്പെടുത്താൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതനുസരിച്ച് അദ്ദേഹം നടത്തിയ അരിസ്റ്റോട്ടിലിന്റെ ലോജിക് രചനകളുടെ പരിഭാഷ മാത്രമായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടുവരെ അരിസ്റ്റോട്ടിലിന്റെ രചനയെന്ന് പറയാൻ യൂറോപ്പിൽ ലഭ്യമായിരുന്നത്. ബോത്തിയസിന്റെ പരിഭാഷയുടെ ചില ഭാഗങ്ങളിൽ പരിഭാഷകന്റെ വ്യാഖ്യാനങ്ങൾ മൂലവുമായി കൂടിക്കുഴഞ്ഞുകിടക്കുന്നു. പ്രസിദ്ധ നവപ്ലേറ്റോണിക ചിന്തകനായിരുന്ന പോർഫിറിയുടെ 'ഇസഗോജ്' എന്ന കൃതിയുടെ ഒരു വ്യാഖ്യാനവും ബോത്തിയസ് എഴുതി. മദ്ധ്യകാല തത്ത്വചിന്തയിലെ കീറാമുട്ടിയായിരുന്ന "സാർവത്രികങ്ങളുടെ" പ്രശ്നമായിരുന്നു(Problem of Universals) ആ കൃതിയുടെ വിഷയം: അമൂർത്തങ്ങളായ ഗുണങ്ങളേയും, സ്വഭാവങ്ങളേയും പാരസ്പര്യങ്ങളേയും സൂചിപ്പിക്കുന്ന സാർവത്രികങ്ങൾക്ക് നമ്മുടെ ചിന്തക്ക് അപ്പുറം നിലനിൽപ്പുണ്ടോ എന്നത് തത്ത്വമീമാംസയിലെ തന്നെ ഒരു പഴയ പ്രശ്നമായിരുന്നു. തത്ത്വചിന്തയിലെ കഠിനസമസ്യകൾ കൈകാര്യം ചെയ്തതിനുപുറമേ, ഗണിതം, ജ്യാമിതി, സംഗീതം, ജ്യോതിശാസ്ത്രം എന്നീ ചതുർവിഷയങ്ങളടങ്ങിയ അന്നത്തെ വിദ്യാഭ്യാസപദ്ധതിയിൽ ഉപയോഗിക്കാനായി അദ്ദേഹം പല പ്രധാന ഗ്രീക്ക് ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി.[1] ഒന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ നിക്കോമാക്കസിന്റെ ഗണിതശാസ്ത്രം(De institutione arithmetica libri duo) ബോത്തിയസിന്റെ തന്നെ അപൂർണ്ണമായി അവശേഷിച്ച സംഗീതപാഠപുസ്തകം (De institutione musica libri quinque, unfinished) എന്നിവ മദ്ധ്യകാലങ്ങളിൽ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി. അദ്ദേഹം യൂക്ലിഡിന്റെ ക്ഷേത്രഗണിതവും ടോളമിയുടെ ജ്യോതിശാസ്ത്രവും പരിഭാഷപ്പെടുത്തിയിരിക്കാമെങ്കിലും ആ പരിഭാഷകൾ ലഭ്യമായിട്ടില്ല. സംഗീതത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിൽ("De Musica അതിനെ ബോത്തിയസ് മൂന്നുവിഭാഗങ്ങളായി തരംതിരിച്ചു: 2. മനുഷ്യ സംഗീതം ശരീരത്തിന്റേയും ആത്മാവിന്റേയും താളലയത്തിന്റെ സംഗീതം 3. ഉപകരണസംഗീതം മനുഷ്യസ്വരം പോലും ഈ വിഭാഗത്തിൽ പെടും അക്കാലത്തെ മതവിവാദങ്ങളിൽ ആരിയൻ വിഭാഗത്തിനെതിരെ യാഥാസ്ഥിതിക നിലപാടുകളെ പിന്തുണക്കുന്ന ദൈവശാസ്ത്രരചനകളും ബോത്തിയസിന്റേതായി പറയപ്പെടുന്നുണ്ട്. എന്നാൽ ബോത്തിയസിന്റെ ഇതരരചനകളിൽ പ്രകടമാവുന്ന മതനിരപേക്ഷത മൂലം, മതപരമായ തർക്കങ്ങളിൽ പക്ഷംചേരുന്ന ഈ രചനകൾ അദ്ദേഹത്തിന്റേതല്ല എന്നു വാദിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന കാസ്സിയോഡോറസ് എഴുതിയതും പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടുകിട്ടിയതുമായ ജീവചരിത്രത്തിൽ, ബോത്തിയസിന്റെ രചനകൾ ഈവക വിഷയങ്ങളേയും സ്പർശിച്ചിരുന്നതായി സൂചനയുണ്ട്.[2] ഭാഗ്യചക്രം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം പതിനഞ്ചാം നൂറ്റാണ്ടിലെ ഇറ്റാലിയൻ മാനവികതാവാദി ലോറൻസോ വല്ല, ബോത്തിയസിനെ വിശേഷിപ്പിച്ചത് "അവസാനത്തെ റോമാക്കാരനും ആദ്യത്തെ സ്കോളാസ്റ്റിക് തത്ത്വചിന്തകനും" എന്നാണ്. മദ്ധ്യകാലസർവകലാശാലകൾ ബോത്തിയസിന്റെ പാഠപുസ്തകങ്ങൾ ഉപയോഗിച്ചിരുന്നെങ്കിലും, അന്തിമരചനയായ "തത്ത്വചിന്തയുടെ സമാശ്വാസം" ആണ് മദ്ധ്യയുഗങ്ങളിലും പിൽക്കാലങ്ങളിലും അദ്ദേഹത്തിന്റെ യശ്ശസിന് അടിസ്ഥാനമായി നിന്നത്. തന്റെ പതനവും കാരാഗൃഹവാസവും മൂലം തുടക്കത്തിൽ കലുഷിതനും നിരാശനുമായിരുന്ന ബോത്തിയസും ജ്ഞാനിയും ദയാമയിയുമായ ഒരു വനിതയായി പ്രത്യക്ഷപ്പെടുന്ന തത്ത്വചിന്തയും തമ്മിലുള്ള സം‌വാദത്തിന്റെ രൂപത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത്. ഗദ്യവും പദ്യവും ഇടകലർത്തി എഴുതിയിരിക്കുന്ന "സമാശ്വാസം" കഷ്ടപ്പാടുകളെ ദാർശനികമായ നിർമ്മമതയോടെ സ്വീകരിക്കാൻ പഠിപ്പിക്കുന്നു തത്ത്വചിന്താദേവി'(Lady Philosophy) ബോത്തിയസിനെ ചോദ്യം ചെയ്യുകയും തിരിച്ചടികളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ വിമർശിക്കുകയും ചെയ്യുന്നതിനാൽ ഗ്രന്ഥത്തിന്റെ പലഭാഗങ്ങളും പ്ലേറ്റോയുടെ തൂലിക രേഖപ്പെടുത്തിയിട്ടുള്ള സോക്രട്ടീസിന്റെ സം‌വാദങ്ങളെ അനുസ്മരിപ്പിക്കും. പതിനാലാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്ത ഈ കൃതിയുടെ അനേകം കൈയെഴുത്തുപ്രതികളും നിലവിലുണ്ട്. ആൽഫ്രഡ് രാജാവും, ജെഫ്രി ചോസറും, ഒന്നാം ഇലിസബത്ത് രാജ്ഞിയും വരെ ഇംഗ്ലീഷിൽ ഈ കൃതിയുടെ പരിഭാഷകരായുണ്ട്.[3 സമാശ്വാസത്തിന്" അനേകം വ്യാഖ്യാനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ സംസ്കാരത്തെ ഏറ്റവുമേറെ സ്വാധീനിച്ച ഗ്രന്ഥങ്ങളിലൊന്നാണ് സമാശ്വാസം. സമാശ്വാസത്തിൽ ബോത്തിയസ് ഉപയോഗിക്കുന്ന "ഭാഗ്യചക്രം" എന്ന സങ്കല്പം "ബോത്തിയസിന്റെ ചക്രം The Boethian Wheel എന്നപേരിൽ പ്രസിദ്ധമായി. ബോത്തിയസിന്റെ കണ്ടുപിടിത്തമാണ് ഇതെന്ന് പറയുക വയ്യ. സിസറോ വരെയെങ്കിലും പഴക്കമുള്ള സങ്കല്പമാണിത്.[4] മദ്ധ്യകാലങ്ങളിൽ ഏറെ ജനസമ്മതി നേടിയ ഈ സങ്കല്പം ഇന്നും ഉപയോഗത്തിലുണ്ട് ഭാഗ്യചക്രം' തിരിയുമ്പോൾ, അധികാരവും സമ്പത്തുമുള്ളവർ അതിനടിയിൽ പെട്ട് ഞെരിഞ്ഞു പൊടിയാവുകയും ദാരിദ്ര്യത്തിലും വിശപ്പിലും വലഞ്ഞിരുന്നവർ ഉന്നതി പ്രാപിക്കുകയും ചെയ്യുന്നു. മദ്ധ്യകാലത്തെ പല കലാമാതൃകകളിലും ഭാഗ്യചക്രത്തെ ആശ്രയിച്ച്, മനുഷ്യന്റെ വളർച്ചയും തകർച്ചയും ചിത്രീകരിച്ചിരിക്കുന്നതു കാണാം. ഇറ്റലിയിൽ പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയിൽ" ബോത്തിയസിന്റെ ശവകുടീരം. ബോത്തിയസ് ക്രൈസ്തവചിന്തകനാണെന്നും 'പേഗൻ' ചിന്തകനാണെന്നും വാദമുണ്ട്. അദ്ദേഹം പിന്തുടർന്നിരുന്നത് ക്രിസ്തുമതമോ 'പേഗൻ' മതമോ എന്നത് തർക്കവിഷയമാണ്[5][6][7][8]ക്രിസ്തീയകുടുംബത്തിലായിരിക്കാം ജനിച്ചതെങ്കിലും "മതത്യാഗിയായ" ജൂലിയൻ ചക്രവർത്തിയെപ്പോലെ (Julian the 'Apostate ക്രിസ്തുമതം ഉപേക്ഷിച്ച് അദ്ദേഹം 'പേഗൻ' മതം സ്വീകരിച്ചിരിക്കാമെന്ന് കരുതുന്നവരുണ്ട്. ആശ്വാസത്തിനായി അനേകർ ക്രിസ്തുമതത്തിലേക്കു തിരിഞ്ഞപ്പോൾ ബോത്തിയസ് ആശ്വാസം കണ്ടെത്തിയത് 'പേഗൻ' മതത്തിലാണെന്ന് ഇറ്റാലിയൻ ചരിത്രകാരനായ മോമിഗ്ലിയാനോ കരുതുന്നു. അദ്ദേഹത്തിന്റെ ക്രിസ്തുമതവിശ്വാസം തകർന്നു ആ തകർച്ചയുടെ സമ്പൂർണ്ണത മൂലം, തന്റെ വിശ്വാസത്തിന്റെ തിരോധാനം അദ്ദേഹം ശ്രദ്ധിച്ചതുതന്നെയില്ല. എന്നാൽ ബോത്തിയസ് ക്രിസ്ത്യാനിയായിരുന്നെന്ന് പരക്കെ വിശ്വാസമുണ്ട്. ഇറ്റാലിയൻ കവി ഡാന്റെയും ഈ വിശ്വാസം പങ്കുപറ്റിയിരുന്നെന്ന് കരുതണം. പ്രഖ്യാതമായ ദിവൈൻ കോമഡിയുടെ 'പറുദീസ' എന്ന മൂന്നാം ഭാഗത്ത്, സ്വർഗ്ഗത്തിലെത്തുന്ന കവി, ബോത്തിയസിന്റെ ആത്മാവിനെ കണ്ടുമുട്ടുന്നു. ഡാന്റെക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് ക്രൈസ്തവദാർശനികൻ തോമസ് അക്വീനാസ് ആണ്. പാവിയയിലെ "സുവർണ്ണാകാശത്തിലെ പത്രോസിന്റെ പള്ളിയിൽ" ഭൗതികശരീരം സംസ്കരിക്കപ്പെട്ട ബോത്തിയസിന്റെ ആത്മാവിനെ അക്വീനാസ് ഇങ്ങനെ പരിചയപ്പെടുത്തുന്നു:- പ്രവാസദുഃഖത്തിൽ നിന്ന് തുരത്തപ്പെട്ട അവന്റെ ദേഹി, ബോത്തിയസ് 'പേഗൻ' മതവിശ്വാസി ആയിരുന്നിരിക്കാമെങ്കിലും കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി അംഗീകരിക്കുന്നു. ബോത്തിയസിന്റെ തിരുനാൾ ഒക്ടോബർ 23-ആം തിയതി ആണ്.[10] 2008 മാർച്ചുമാസത്തിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, ആധുനികകാലത്ത് ക്രിസ്ത്യാനികൾക്ക് മാതൃകയാക്കാവുന്നവനാണ് ബോത്തിയസ് എന്നു വാദിച്ചു. ബോത്തിയസിന്റെ ചിന്തയെ സംസ്കാരങ്ങളുടെ മുഖാമുഖമായാണ് മാർപ്പാപ്പചിത്രീകരിച്ചത്. ക്രിസ്തീയവിശ്വാസത്തെ യവനചിന്തയുടെ ചട്ടക്കൂടിൽ അവതരിപ്പിക്കാനും, ഗ്രെക്കോ-റോമൻ പൈതൃകത്തെ സുവിശേഷങ്ങളുടെ സന്ദേശവുമായി സമന്വയിപ്പിക്കാനുമാണ് ബോത്തിയസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.[11] അനീമിയ, മുഖക്കുരു, വിഎസ്, ഗർഭകാല സങ്കീർണതകൾ, ത്വക്ക് രോഗങ്ങൾ, വൈറ്റമിൻ ബി 12 കുറവ്, അതിസാരം, ഐ പ്രശ്നങ്ങൾ, ഫംഗസ് ത്വക്ക് അണുബാധ, ഐ ക്രമക്കേട്-ന്‍റെ ചികിത്സയ്ക്കും മറ്റു അവസ്ഥകള്‍ക്കും സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഉപയോഗങ്ങള്‍, മിശ്രിതങ്ങള്‍, ഡോസേജ്, പാര്‍ശ്വഫലങ്ങള്‍,അഭിപ്രായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു: താഴെ നല്‍കിയിരിക്കുന്ന രോഗങ്ങളുടെയും അവസ്ഥകളുടെയും ലക്ഷണങ്ങളുടെയും ചികിത്സയ്ക്കും നിയന്ത്രണത്തിനും പ്രതിരോധത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കുന്നത്: സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ എല്ലാ ചേരുവകളും കാരണം സംഭവിക്കാവുന്ന എല്ലാ പാര്‍ശ്വഫലങ്ങളുടെയും റിപ്പോര്‍ട്ട്‌ താഴെ കൊടുത്തിരിക്കുന്നു. ഇതൊരു സമഗ്രമായ പട്ടികയല്ല. ഈ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ഇവ എപ്പോഴും സംഭവിക്കണമെന്നില്ല. ചില പാര്‍ശ്വഫലങ്ങള്‍ അപൂര്‍വമാണെങ്കിലും ഗുരുതരമായിരിക്കും. താഴെ നല്‍കിയിരിക്കുന്ന ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ കണ്ടെത്തുകയും പ്രത്യേകിച്ച് അവ വിട്ടുമാറിയില്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. രക്തം അല്ലെങ്കിൽ മൂത്രത്തിൽ അധിക കാൽസ്യം തെറ്റ് സൈറ്റിൽ രൂക്ഷമല്ലാത്ത ആർദ്രത അല്ലെങ്കിൽ കാഠിന്യം നിരവധി കാർബോഹൈഡ്രേറ്റുകൾ ലഭിക്കുന്നത് മൊത്തം കലോറി വർധന നയിച്ചേക്കാം മതിയായ കാർബോഹൈഡ്രേറ്റുകൾ കിട്ടുന്നില്ല കലോറി ഒരു അഭാവം കാരണമാകും മേല്‍പ്പറഞ്ഞവയില്‍ ഇല്ലാത്ത മറ്റു പാര്‍ശ്വഫലങ്ങള്‍ നിങ്ങള്‍ കണ്ടെത്തിയാല്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക. നിങ്ങളുടെ പ്രദേശത്തെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പുമായും ഈ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാം. ഈ മരുന്ന്‍ ഉപയോഗിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന മരുന്നുകളുടെ പട്ടിക, കുറിപ്പടി ആവശ്യമില്ലാത്ത ഉത്പന്നങ്ങള്‍ (ഉദാ: വൈറ്റമിനുകള്‍, ഹെര്‍ബല്‍ സപ്ലിമെന്‍റുകള്‍, തുടങ്ങിയവ) അലര്‍ജികള്‍, മുന്‍രോഗങ്ങള്‍, നിലവിലുള്ള ആരോഗ്യ സ്ഥിതി (ഉദാ: ഗര്‍ഭം, വരാനിരിക്കുന്ന ശസ്ത്രക്രിയ തുടങ്ങിയവ) എന്നിവ നിങ്ങളുടെ ഡോക്ടറോട് പറയുക. ചില ആരോഗ്യ സ്ഥിതികള്‍ നിങ്ങളെ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും. നിങ്ങളുടെ ഡോക്ടര്‍ പറയുന്ന പോലെ മരുന്ന്‍ കഴിക്കുകയോ അല്ലെങ്കില്‍ ഉല്പന്നത്തിന്‍റെ പിറകുവശത്ത് പ്രിന്‍റ് ചെയ്ത പോലെ ഉപയോഗിക്കുക. നിങ്ങളുടെ അവസ്ഥയ്ക്ക് അനുസരിച്ചാണ് ഡോസേജ് തീരുമാനിക്കുക. നിങ്ങളുടെ അവസ്ഥ നിലനില്‍ക്കുകയോ വഷളാവുകയും ചെയ്താല്‍ ഡോക്ടറെ അറിയിക്കുക. പ്രധാനപ്പെട്ട മീറ്റിംഗ് പോയിന്‍റുകള്‍ താഴെ നല്‍കിയിരിക്കുന്നു നിങ്ങള്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup അല്ലാതെ മറ്റു മരുന്നുകളോ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നവയോ ഒരേ സമയത്ത് ഉപയോഗിച്ചാല്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഫലങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കണമെന്നില്ല. ഇത് ചിലപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം അല്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.നിങ്ങളുടെ ഡോക്ടറോട് നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും, വൈറ്റമിനുകള്‍ ഹെര്‍ബല്‍ സപ്ലിമെന്‍റുകള്‍ തുടങ്ങി നിങ്ങള്‍ ഉപയോഗിക്കണ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. അത് വഴി മരുന്നിന്‍റെ പ്രവര്‍ത്തനം ഒഴിവാക്കാനും നിയന്ത്രിക്കാനും കഴിയും. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup താഴെ നല്‍കിയിരിക്കുന്ന മരുന്നുകളോടും ഉത്പന്നങ്ങളോടും ചിലപ്പോള്‍ സമ്പര്‍ക്കം പുലര്‍ത്തിയെക്കാം ഹൈപര്‍സെന്‍സിറ്റിവിറ്റി സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഒരു ദോഷഫലമാണ്. അതിനുപുറമേ നിങ്ങള്‍ക്ക് താഴെ പറയുന്ന അവസ്ഥയുണ്ടെങ്കില്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കരുത്: സിങ്കോവിറ്റ് സിറപ്പ് Zincovit Syrup താഴെ നല്‍കിയിരിക്കുന്ന സജീവ ചെരുവകളാല്‍ (സാള്‍ട്ട്സ്) നിര്‍മിച്ചതാണ് മേല്‍പ്പറഞ്ഞ ഓരോ സജീവ ചെരുവയ്ക്കും അനുസരിച്ചു ഈ മരുന്നുകള്‍ പല തീവ്രതയിലും ലഭിക്കുന്നു. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup താഴെ നല്‍കിയിരിക്കുന്ന പാക്കേജുകളിലും വീര്യങ്ങളിലും ലഭ്യമാണ് സിങ്കോവിറ്റ് സിറപ്പ് Zincovit Syrup പാക്കേജുകള്‍: 200 ml സിങ്കോവിറ്റ് സിറപ്പ് Zincovit Syrup തീവ്രത: 200ML സിങ്കോവിറ്റ് സിറപ്പ് Zincovit Syrup അനീമിയ-നും മുഖക്കുരു-നും ഉപയോഗിക്കാമോ? ഉവ്വ്, അനീമിയ-നും മുഖക്കുരു-നും സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഏറ്റവും അധികം ആളുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഉപയോഗങ്ങളാണ്. നിങ്ങളുടെ ഡോക്ടറോട് ആദ്യമേ ചോദിക്കാതെ അനീമിയ-നും മുഖക്കുരു-നും വേണ്ടി ദയവായി സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കരുത്. മറ്റു രോഗികള്‍ ‍സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഉപയോഗങ്ങളായി റിപ്പോര്‍ട്ട്‌ ചെയ്തത് എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക, സർവേ ഫലങ്ങൾ കാണുക. എന്‍റെ ആരോഗ്യ സ്ഥിതിയില്‍ എന്തെങ്കിലും പുരോഗതി കാണുന്നതിനു വേണ്ടി ഞാന്‍ എത്ര കാലം സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കണം? എത്ര ആവൃത്തിയിലാണ് ഞാന്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കേണ്ടത്? ഭക്ഷണം അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞ്, ഈ ഉത്പന്നം ശൂന്യമായ വയറുമായി ഞാൻ ഉപയോഗിക്കാമോ? ഈ ഉൽപന്നത്തെ ഉപയോഗിക്കുമ്പോൾ ഭാരമേറിയ യന്ത്രം ഓടിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യാമോ? സിങ്കോവിറ്റ് സിറപ്പ് Zincovit Syrup മരുന്ന് കഴിച്ചിട്ട് പാര്‍ശ്വഫലമായി നിങ്ങള്‍ക്ക് ഉറക്കമോ തലക്കറക്കമോ, ഹൈപോ ടെന്‍ഷനോ, തലവേദനയോ തോന്നിയാല്‍ വാഹനമോടിക്കുന്നതോ വലിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ സുരക്ഷിതമായിരിക്കില്ല. ഈ മരുന്ന്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഉറക്കമോ തലക്കറക്കമോ രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലേക്ക് മാറുകയോ ചെയ്താല്‍, വാഹനം ഓടിക്കുകയെ ചെയ്യരുത്.മരുന്ന് വ്യാപാരികളുടെ അഭിപ്രായത്തില്‍ മദ്യവും മരുന്നും കൂടിചേരുമ്പോള്‍ ഉറക്കക്ഷീണം കൂടും. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കുമ്പോള്‍ ഈ അവസ്ഥകള്‍ നിങ്ങളുടെ ശരീരത്തില്‍ എങ്ങനെ വന്നു എന്നറിയാം. നിങ്ങളുടെ ശരീരത്തിനും ആരോഗ്യ സ്ഥിതിക്കും അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക്. ഈ മരുന്നോ ഉത്‌പന്നമോ ആസക്തി ഉളവാക്കുന്നതോ ശീലമായിമാറുന്നതോ ആകുമോ? കൂടുതല്‍ മരുന്നുകളും ലഹരിക്കോ അധിക്ഷേപ്പത്തിനോ കാരണമാകുന്നില്ല. ലഹരിപോലെ അടിമ പെടാന്‍ സാധ്യതയുള്ള മരുന്നുകളെ സര്‍ക്കാര്‍ നിയന്ത്രിത വസ്തുവായി തരം തിരിക്കും. ഉദാഹരണത്തിന് ഷെഡ്യൂള്‍ Hഉം Xഉം ഇന്ത്യയിലും ഷെഡ്യൂള്‍ II-V അമേരിക്കയിലും. ദയവായി മരുന്നിന്‍റെ പ്രോഡക്റ്റ് പാക്കേജ് നോക്കി ഈ മരുന്ന്‍ പ്രത്യേക വിഭാഗത്തില്‍ പെടുന്നതല്ല എന്ന് ഉറപ്പു വരുത്തുക. അവസാനമായി, ഒരു ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ സ്വയം ചികിത്സയ്ക്ക് മുതിര്‍ന്ന്‍ നിങ്ങളുടെ ശരീരവും മരുന്നുകളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കരുത്. ഈ ഉൽപ്പന്നം ഉടൻ തന്നെ ഞാൻ നിർത്തട്ടെ അല്ലെങ്കിൽ ഞാൻ മെല്ലെ മെസ്സേജ് അയയ്ക്കണോ? രോഗലക്ഷണങ്ങള്‍ തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ ചില മരുന്നുകള്‍ പതിയെ മാത്രമേ നിര്‍ത്താനാകു. നിങ്ങളുടെ ശരീരത്തിനും, ആരോഗ്യത്തിനും മറ്റു മരുന്നുകളുടെ ഉപയോഗങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ ഡോക്ടറോട് ചോദിക്കുക. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-നെ കുറിച്ചുള്ള മറ്റു പ്രധാന വിവരങ്ങള്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ അമിത ഉപയോഗം കുറിച്ച് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഡോസ് ഉപയോഗിക്കരുത്. കൂടുതല്‍ മരുന്ന് കഴിക്കുന്നത് നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തില്ല; പകരം അവ വിഷബാധയ്ക്കോ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കോ കാരണമായേക്കാം. നിങ്ങളോ മറ്റൊരാളോ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഓവര്‍ഡോസ് കഴിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയുടെയോ നഴ്സിംഗ് ഹോമിന്‍റെയോ എമര്‍ജന്‍സി വകുപ്പില്‍ ചെല്ലുക. ആവശ്യ വിവരങ്ങള്‍ നല്‍കി ഡോക്ടറെ സഹായിക്കാന്‍ ഒരു മരുന്നുപെട്ടിയും, പാത്രവും, ലേബളും നിങ്ങളുടെ കൈയില്‍ കരുതുക. മറ്റു ആളുകള്‍ക്ക് നിങ്ങളുടെ അതേ അവസ്ഥകളും മറ്റും അനുഭവപ്പെട്ടാല്‍ നിങ്ങളുടെ മരുന്നുകള്‍ അവര്‍ക്ക് നല്‍കരുത്. അത് ഓവര്‍ഡോസേജായി മാറും നിങ്ങളുടെ ഡോക്ടറെയോ മരുന്നു വ്യപാരിയെയോ ഉത്പന്ന പാക്കേജോ നോക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ സംഭരണം മരുന്നുകള്‍ മുറിയിലെ താപനിലയ്ക്ക് അനുസരിച്ചും ചൂടേറിയതും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന അവസ്ഥയില്‍ നിന്നും മാറ്റി സൂക്ഷിക്കുക. ആവശ്യമില്ലാത്തിടത്തോളം കാലം മരുന്നുകള്‍ തണുപ്പിക്കരുത്. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും മരുന്നിന്‍റെ അടുത്ത് നിന്ന് മാറ്റുക . നിര്‍ദ്ദേശിക്കാത്തിടത്തോളം കാലം മരുന്നുകള്‍ ടോയലറ്റ് വഴി ഫ്ലഷ് ചെയ്യുകയോ അഴുക്കുചാലിലേക്ക് വലിച്ചെറിയുകയോ ചെയ്യരുത്. ഇങ്ങനെ വലിച്ചെറിയുന്ന മരുന്നുകള്‍ പ്രകൃതിക്ക് ദോഷം വരുത്തും. സിങ്കോവിറ്റ് സിറപ്പ് Zincovit Syrup എങ്ങനെ സുരക്ഷിതമായി കളയാം എന്ന കാര്യം നിങ്ങളുടെ മരുന്നു വ്യാപാരിയോ ഡോക്ടറോ ആയി സംസാരിച്ചു ഉറപ്പിക്കുക. കാലാവധി കഴിഞ്ഞ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup കാലാവധി കഴിഞ്ഞ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഒരു ഡോസ് ഉപയോഗിക്കുന്നത് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് തോന്നുന്നില്ല. പക്ഷേ, നിങ്ങള്‍ക്ക് അസുഖം തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. നിങ്ങളുടെ അവസ്ഥകള്‍ ചികിത്സിക്കാന്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിച്ചിട്ട് കാര്യമുണ്ടാകില്ല. ഏറ്റവും നല്ലത് കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക എന്നതാണ്. സ്ഥിരം മരുന്നു കഴിക്കേണ്ടി വരുന്ന, ഹൃദയത്തിന്‍റെ അവസ്ഥയോ, അപസ്മാരമോ, അലര്‍ജികളോ പോലെ ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ കാലാവധി കഴിയാത്ത മരുന്നു ലഭിക്കാന്‍ പ്രൈമറി ആരോഗ്യ സംരക്ഷകരുമായി നല്ല ബന്ധം പുലര്‍ത്തുക. നിങ്ങളുടെ ഡോക്ടറെയോ മരുന്നു വ്യപാരിയെയോ കാണുകയോ ഉല്പന്നത്തിന്‍റെ പാക്കേജ് നോക്കുകയോ ചെയ്യുക. സിങ്കോവിറ്റ് സിറപ്പ് അമിതമായ ദാഹം-ന് കാരണമാകുന്നുവോ? സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-നെക്കുറിച്ച് കൂടുതല്‍ സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ ഉപയോഗങ്ങള്‍ എന്തെല്ലാം? സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-ന്‍റെ പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം? സിങ്കോവിറ്റ് സിറപ്പ് Zincovit Syrup-മായി സമ്പര്‍ക്കമുള്ള മറ്റു മരുന്നുകള്‍ ഇല്ലേ? എപ്പോഴാണ് സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കാന്‍ പാടില്ലാത്തത്? സിങ്കോവിറ്റ് സിറപ്പ് Zincovit Syrup ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം? ഈ താൾ അവസാനം 9/27/2020 ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഉപയോഗിച്ചിട്ടുള്ള ട്രേഡ്മാര്‍ക്കുകളും ഉല്പന്നങ്ങളുടെ പേരുകളും അവയുടെ ഉത്പാദകരുടെ വസ്തുക്കളാണ്, ഇവിടെ നല്‍കിയിരിക്കുന്നതിന്‍റെ ഉള്ളടക്കം വിദ്യാഭ്യാസ ഉപയോഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇവ ഒരു കാരണവശാലും രോഗം കണ്ടെത്തുന്നതിനും അതിന്‍റെ അഭിപ്രായം അറിയുന്നതിനും ചികിത്സയ്ക്കു വേണ്ടിയും ഉപയോഗിക്കരുത്. ഇതിന്‍റെ ഉള്ളടക്കം കൃത്യമായിരിക്കാന്‍ കഴിവതും ശ്രമിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമാണെന്ന് ഉറപ്പിക്കാനാകില്ല. ഈ സൈറ്റ് ഉപയോഗിക്കുന്നവര്‍ സേവന നിബന്ധനകള്‍ ഒപ്പം സ്വകാര്യതാനയം. കാണുക അധിക വിവരം ഇവിടെ. ഇതിനകം ഒരു അംഗമാണോ? Log In ഒരിക്കൽ ഒരു ഭാര്യ ഭർത്താവിന് പ്രേമലേഖനം എഴുതാൻ തീരുമാനിച്ചു. പ്രണയിച്ചിരുന്ന സമയത്ത് ഒരുപാട് കൊടുത്തും വാങ്ങിയതും ആണ്. പിന്നീട് കല്യാണ ശേഷം, കുടുംബം കുട്ടികൾ പ്രാരാബ്ധം എല്ലാം ആയപോൾ അവർ രണ്ടുപേരും ഏറെ മാറി. ഭൂതകാലത്തിലേക്ക് ഉള്ള തിരുഞ്ഞു നോട്ടം എന്ന രീതിയിൽ ആണ് അവൾ അത് തീരുമാനിച്ചത് . അയാൾ ഓഫീസിലേക് പോകാൻ ഉള്ള തയ്യാറെടുപിലാണ് ഫയലുകൾ തിരഞ്ഞു കൊണ്ട് കഴുത്തിൽ ടൈ കെട്ടി കൊണ്ട് നില്കുകയാണ് അയാൾ. അവൾ ഒരു കടലാസുമായി അയാൾക് മുന്നിൽ അവതരിച്ചു. കടലാസ്സ്‌ കണ്ട വഴിയെ അയാൾ പറഞ്ഞു ” ഇന്ന് ക്ലയിന്റ് കാൾ ഉള്ളതാണ്. ഇതെല്ലം വാങ്ങാൻ എനിക്ക് ടൈം കിട്ടില്ല. നീ പോയി വാങ്ങിക്കോ ” അവൾ ഒന്നും മിണ്ടിയില്ല തിരികെ പൊയി. ഒരു ചെറിയ കഷ്ണം കടലാസുമായി വന്നു അയാൾക് നേരെ നീട്ടി. “വളരെ അത്യവശം ഉള്ളത് മാത്രം എഴുത്യിറ്റ് ഉള്ളു. ഇത് മരകാതെ വാങ്ങി കൊണ്ട് വരണം ” “നിനക്ക് പൊയ് വാങ്ങ്യാൽ എന്താ?” അയാൾ ചോദിച്ചു “ഞാൻ ഇവിടെ എല്ലാം അനോഷിച്ചു. കിട്ടിയില്ല. ടൌണ്‍ ലെ പുതിയ ഷോപ്പിംഗ്‌ മാളിൽ എല്ലാം കിട്ടുമെന് കേട്ടു. ” അവൾ പറഞ്ഞു. “നിനകിത് വാട്സപ്പ് ചെയ്താൽ പോരെ? ഇപ്പൊ എന്താ പതിവിലാതെ കുറിപ്പോകെ? ” അയാൾ ചോദിച്ചു . “വെറുതെ. വല്ലപ്പോഴും പേനയും പേപ്പറും ആയി ഒരു ബന്ധം നല്ലതാണു ” അവൾ പറഞ്ഞു . ടൈ കുരുകിട്റ്റ് മുറുകി അയാൾ ആ കടലാസ്സ്‌ വാങ്ങി മടകി പേഴ്സ് നുള്ളിൽ വച്ചു. ക്ലയിന്റ് കാളിനു ശേഷം അയാൾ വീട്ടിലേക് പോകാൻ ഒരുങ്ങി. അപ്പോളാണ് കുറിപ്പിന്റെ കാര്യം അയാൾ ഓർത്തത് ടൌണ്‍ ലെ ഭീമനായ ഷോപ്പിംഗ്‌ മാൾ ആകാശം മുട്ടെ അഹംകരത്തോടെ ഉയർന്നു നിന്നു. അയാൾ കാർ പാർക്ക്‌ ചെയ്ത് ലിഫ്റ്റ്‌ നു മുന്നിൽ ചെന്ന് നിന്നു . എന്താണാവോ വങ്ങേണ്ടാതെന്നു അറിയാൻ പേഴ്സ് ൽ നിന്ന് കുറിപ്പ് എടുത്തു നിവർത്തി . ലിഫ്റ്റ്‌ താഴേക്ക് വന്നു. എന്തൊകെയോ വെട്ടി പിടിച്ച സന്തോഷത്തിൽ കുറെ ആളുകൾ അതിൽ നിന്നും ഇറങ്ങി. അയാൾ തിരിച്ചു നടന്നു. ഭീമനായ ഷോപ്പിംഗ്‌ മാൾ തല കുനിച്ചു. നഷ്ടം Nashtam Author:Pramod K Varma “ഈ സ്ഥലം ഓർമ്മയുണ്ടോ?” തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ്… വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു വീണ്ടും അവളെ അതേ പൂക്കടയുടെ മുൻപിൽ വെച്ച് കണ്ടുമുട്ടിയത് ഓരോ കൂടിക്കാഴ്ചയിലും ഒരു പനിനീർ പൂവെനിക്ക് സമ്മാനമായി… മാളവിക Malavika Author ജാസ്മിൻ സജീർ ”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ ” ”ഈ പാതിരാത്രിക്കോ ഒന്നു മിണ്ടാതെ കിടന്നുറങ്ങ്… ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. ലേഖനങ്ങൾക്ക് മിഴിവേകാൻ ചിത്രങ്ങൾ സഹായിക്കുമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ ചിത്രം ചേർക്കാൻ വിക്കി ഉപയോക്താക്കളോട് ആവശ്യപ്പെടാൻ ഈ ഫലകം ഉപയോഗിക്കുക. ഈ ഫലകം ചേർക്കുന്ന ലേഖങ്ങൾ തനിയേ ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുന്നതാണ്. മുകളിൽ കാണുന്ന വിവരണം ഫലകം:Needs Image/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ് തിരുത്തുക നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്‌. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. ലോക്ഡൗണിന്‌ശേഷം ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മോഹന്‍ലാലിനെ കൂടാതെ മീന, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, അന്‍സിബ ഹസന്‍,റോഷന്‍ ബഷീര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച െ്രെകം ത്രില്ലര്‍ സിനിമകളുടെ ഗണത്തിലാണ് ഉള്‍പെടുന്നത്. 50കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ദൃശ്യത്തിന് സ്വന്തമാണ്. മലയാളത്തിലെ വമ്പന്‍ വിജയത്തിന്‌ശേഷം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ദൃശ്യം 2 ത്രില്ലിങ്ങായിരിക്കുമെന്നും, ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തിരക്കഥ മുഴുവന്‍ വായിച്ചു. ജീത്തു വളരെ രസകരമായിട്ടാണ് അതിനെ ഒരുക്കിവച്ചിരിക്കുന്നത്. ജോര്‍ജ്ജുകുട്ടിയും ധ്യാനവും ദൃശ്യവുമാക്കെ എല്ലാ മലയാളികളുടെയും മനസ്സില്‍ ഉള്ളതാണ്. ആ കുടുംബത്തിന് എന്താണ് സംഭവിക്കാന്‍പോകുന്നത്, പിടിക്കപ്പെടുമോ,ജോര്‍ജ്ജുകുട്ടി വീണ്ടും രക്ഷകനായി വരുമോ എന്നൊക്കെ അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടാകുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം അന്റാര്‍ക്ടിക് വേട്ടയാടലില്‍ ജപ്പാനിന്റെ കപ്പലുകള്‍ 333 തിമിംഗലങ്ങളെ കൊന്നു അടുത്ത ലേഖനം കാലിഫോര്‍ണിയയിലെ വൈനിലും ഗ്ലൈഫോസേറ്റ് അംശം കണ്ടെത്തി ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ് ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍ മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ടൈം മാസികയെ കോടീശ്വരനായ Salesforce ന്റെ CEO വാങ്ങി അടുത്ത ലേഖനം ന്യൂയോര്‍ക്കിന്റെ ഗവര്‍ണറെ നീക്കം ചെയ്യാനായി ആഹ്വാനം ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ? ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ജനം അസ്വസ്ഥർ,രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും, എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് സുകുമാരൻനായർ Newsthen l The news interactive വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല, പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നിലപാട് കർശനമാക്കി സർക്കാർ ജനം അസ്വസ്ഥർ,രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും, എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് സുകുമാരൻനായർ എൽഡിഎഫിനെതിരെ ഒളിയമ്പെയ്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. തെരഞ്ഞെടുപ്പ് ഫലത്തിലും ഇത് പ്രതിഫലിക്കും. എല്ലാം തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്ക് ഉണ്ടെന്നും സുകുമാരൻനായർ പറഞ്ഞു. ജനങ്ങൾ അസ്വസ്ഥരാണ്.എൻഎസ്എസ് സമദൂരം തുടരും. ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയം ആകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് സ്കൂൾ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Previous Previous post: നടി വിജെ ചിത്രയ്ക്ക് വിഷാദരോഗം, വിവാഹം രജിസ്റ്റർ ചെയ്തിരുന്നു, പ്രതിശ്രുതവരൻ ഹേമന്ദിന്റെ മൊഴി Next Next post: മറഞ്ഞിരുന്ന ക്രൂരത ,സൂരജ് ഉത്രയെ വിവാഹം ചെയ്തത് ഇഷ്ടമാണെന്ന് പറഞ്ഞ് ,ലക്‌ഷ്യം പണം മാത്രം സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കനത്ത പോരാട്ടം, ലെസ്റ്റർ, ചെൽസി, ലിവർപൂൾ എന്നിവരുടെ സാധ്യതകളിങ്ങനെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ കനത്ത പോരാട്ടം, ലെസ്റ്റർ, ചെൽസി, ലിവർപൂൾ എന്നിവരുടെ സാധ്യതകളിങ്ങനെ പ്രീമിയർ ലീഗിൽ രണ്ട് റൗണ്ട്‌ മത്സരങ്ങൾ മാത്രം ശേഷിക്കെ, ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും, രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുള്ളൂ. ടോപ് ഫോറിലെ ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടമാണ് ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ നടക്കുന്നത്. പ്രീമിയർ ലീഗിൽ 36 മത്സരങ്ങൾ കളിച്ച് 66 പോയിന്റുമായി ലെസ്റ്റർ സിറ്റിയും, 64 പോയിന്റുമായി ചെൽസിയുമാണ് മൂന്നും, നാലും സ്ഥാനങ്ങളിലുള്ളത്. ഇത്രയും മത്സരങ്ങൾ കളിച്ച് 63 പോയിന്റുമായി ലിവർപൂൾ അഞ്ചാം സ്ഥാനത്തു നിൽക്കുന്നതു കൊണ്ട് മൂന്ന് ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. ആറും ഏഴും സ്ഥാനങ്ങളിലുള്ള ടോട്ടൻഹാമിനും, വെസ്റ്റ്ഹാമിനും നേരിയ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യതകൾ ഉണ്ടെങ്കിലും, അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇവർക്ക് ടോപ് ഫോറിൽ സീസൺ പൂർത്തിയാക്കാൻ കഴിയൂ. കഴിഞ്ഞ സീസണിൽ പടിക്കൽ കലമുടച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ലെസ്റ്ററിന് ബാക്കിയുള്ള മത്സരങ്ങളിൽ കരുത്തരായ എതിരാളികളെയാണ് നേരിടേണ്ടത്. അടുത്ത മത്സരം ചെൽസിക്കെതിരെയാണെങ്കിൽ, അവസാനം മത്സരം ടോട്ടൻഹാമിനെതിരെയാണ്. ഈ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് നേടിയാൽ, മറ്റു ടീമുകളുടെ റിസൾട്ടിനെ ആശ്രയിക്കാതെ ലെസ്റ്ററിനു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം. അതേ സമയം, ഫ്രാങ്ക് ലംപാർഡിൽ നിന്നും തോമസ് ടുഷെൽ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ടോപ് ഫോറിലേക്ക് എത്തിയ ചെൽസി നിലവിൽ മികച്ച ഫോമില്ല. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഈ സീസണിൽ അത്ര മികച്ച ഫോമിലല്ലാത്ത ആഴ്‌സണലിനോട് തോറ്റ നീലപ്പട, അതിനു പിന്നാലെ നടന്ന എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്ററിനോടും തോൽവിയേറ്റു വാങ്ങി. പ്രീമിയർ ലീഗിൽ ഇനി രണ്ടു മത്സരങ്ങൾ ബാക്കിയുള്ള ചെൽസിക്ക് ഈ രണ്ടു മത്സരങ്ങളിൽ നേരിടേണ്ടി വരുന്നത് കരുത്തരായ ലെസ്റ്റർ, ആസ്റ്റൺ വില്ല എന്നീ ടീമുകളെയാണ്. ഇതിൽ വില്ലക്കെതിരായ മത്സരം എവേ ആണെന്നത് ചെൽസിയുടെ ടോപ് ഫോർ സാധ്യതകളെ ദുഷ്കരമാക്കുന്നു. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ പോലും പോയിന്റുകൾ നഷ്ടപ്പെടുത്തിയാൽ ചെൽസിയുടെ നില പരുങ്ങലിലാകും. അതേസമയം ഇനിയുള്ള മത്സരങ്ങളിൽ നേരിടാനുള്ളത് ബേൺലി, ക്രിസ്റ്റൽ പാലസ് എന്നിങ്ങനെ താരതമ്യേനെ ദുർബലരെ ആണെന്നത് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് സാധ്യതകളെ വർധിപ്പിക്കുന്നു. പോയിന്റ് പട്ടികയിൽ ലിവർപൂളിന് മുന്നിലുള്ള ലെസ്റ്ററും ചെൽസിയും നേർക്കുനേർ വരുന്നതിനാൽ, ഇവരിൽ ഒരു ടീമെങ്കിലും പോയിന്റ് നഷ്ടപ്പെടുത്തുമെന്നതും ലിവർപൂളിന് അനുകൂലഘടകമാണ്. ലിവർപൂളും ചെൽസിയും തങ്ങളുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കുകയും, ലെസ്റ്റർ ചെൽസിക്കെതിരെ തോൽക്കുകയും, ടോട്ടൻഹാമിനെതിരെ വിജയിക്കുകയും ചെയ്താൽ, മൂന്നാം സ്ഥാനത്ത് സീസൺ പൂർത്തിയാക്കുക ചെൽസിയാകും. അപ്പോൾ, നാലാം സ്ഥാനത്തേക്ക് വരുക ലിവർപൂൾ, ലെസ്റ്റർ എന്നിവരിൽ മികച്ച ഗോൾ ഡിഫറൻസ് ഉള്ളവരാവും. ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സെന്ന നേട്ടം തികച്ച് മെസി, ഓൺലൈൻ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ സന്ദേശം ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സെന്ന നേട്ടം തികച്ച് മെസി, ഓൺലൈൻ അധിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ സന്ദേശം സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ തന്നെ പിന്തുടരുന്ന ആരാധകർക്ക് ഓൺലൈൻ വഴിയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കാനുള്ള സന്ദേശം നൽകി ലയണൽ മെസി. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള വംശീയവും അല്ലാതെയുമുള്ള അധിക്ഷേപം രൂക്ഷമായിക്കൊണ്ടിരിക്കെ ഇംഗ്ലീഷ് ക്ലബുകളും വിവിധ ലീഗ് നേതൃത്വവും സോഷ്യൽ മീഡിയ ബഹിഷ്കരിച്ച് അതിനെതിരെ പ്രതികരിക്കുന്ന സാഹചര്യത്തിലാണ് മെസിയുടെ സന്ദേശം. "ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സിലേക്കെത്തിയെങ്കിലും നിലവിലെ സാഹചര്യത്തിൽ ആഘോഷിക്കാനുള്ള കാരണമാക്കി ഞാനതിനെ എടുക്കുന്നില്ല. എല്ലാ പ്രൊഫൈലിനു പിന്നിലുമുള്ളവരും ഓരോ അക്കൗണ്ടിനു പിന്നിലും ഒരു മനുഷ്യന്റെ രക്തവും മാംസവുമുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്." "നമ്മൾ ഒരുമിച്ചാണ് അധിക്ഷേപങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. എല്ലാ നെറ്റ് വർക്കിലും ഓരോ സമയത്തും അത് മോശമായി കൊണ്ടിരിക്കയാണ്, ആരും അതിനെ തടുക്കാൻ യാതൊന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ എന്നെ പിന്തുടരുന്ന 200 മില്യൺ ആളുകളും സോഷ്യൽ മീഡിയ നെറ്റ് വർക്കിനെ സുരക്ഷിതമാക്കാനുള്ള പ്രചോദനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ഇതിനെ ഇല്ലാതാക്കാൻ സോഷ്യൽ മീഡിയ കമ്പനികൾ നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രീമിയർ ലീഗ് ക്ലബുകൾ, ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ, ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്, വിമൻസ് ഫുട്ബോൾ ലീഗ് എന്നിവർ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സാമൂഹ്യ മാധ്യമങ്ങൾ ബഹിഷ്കരിച്ചിരിക്കുകയാണ്. യുവേഫയും യൂറോപ്യൻ ക്ലബ് അസോസിയേഷനും ഇവർക്കൊപ്പം ചേർന്നിരുന്നു. ചോര്‍ച്ചയുണ്ടായതിന് (gas cylinder leakage) പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു (gas cylinder explodes in Thrissur വീട്ടുടമ സാധനങ്ങള്‍ എടുക്കാന്‍ അകത്തേക്ക് കയറിയപ്പോഴാണ് സംഭവം തൃശൂർ തൃശൂര്‍ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് (gas cylinder explodes in Thrissur) ഒരാള്‍ക്ക് ഗുരുതര പരിക്ക് (man injured in gas cylinder explosion വെളുത്തേടത്ത് വിജയനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഓടിട്ട ഇരുനില വീട്ടിലാണ് അപകടമുണ്ടായത്. മുകളിലെ നിലയിൽ താമസിക്കുന്ന വിജയന്‍റെ സഹോദരന്‍റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിലാണ് ചോര്‍ച്ചയുണ്ടായത് (gas cylinder leakage). തൃശൂരില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക് Also read: കളിക്കുന്നതിനിടെ കിട്ടിയ ഐസ്ക്രീം ബോള്‍ എറിഞ്ഞു ധര്‍മടത്ത് സ്ഫോടനത്തില്‍ 12കാരന് പരിക്ക് തീ പടർന്നതോടെ എല്ലാവരും പുറത്തിറങ്ങി. ഇതിനിടെ സാധനങ്ങൾ എടുക്കാൻ വിജയന്‍ വീടിന്‍റെ അകത്തേക്ക് കയറിയ ഉടന്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ വിജയനെ തൃശൂര്‍ മെഡിക്കൽ കോളജിൽ (Thrissur Medical College) പ്രവേശിപ്പിച്ചു. കോഴിേക്കാട്: കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനും നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്ന് മലബാർ ഡെവലപ്മൻെറ് കൗൺസിൽ സംയുക്ത ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ (26/10/2021)തിരുവനന്തപുരം പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് നാളെ മുതൽ (26/10/2021) അപേക്ഷ ക്ഷണിക്കും. കമ്യു ണിറ്റി ക്വോട്ടയിലെ സപ്ലിമെന്ററിഅലോട്മെന്റ് ഇന്നു പൂർത്തിയാകും. ഇതിനു ശേഷം ബാക്കിയുള്ള സീറ്റുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ജനറൽ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിക്കുക. രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുളളത് സീറ്റുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാറിന്റെ അന്തിമ തീരുമാനവും വരും ദിവസങ്ങളിലുണ്ടാക്കും. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,60,101) ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9361 പുതിയ രോഗികളില്‍ 7769 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷനുള്ള സംസ്ഥാനമായി കേരളം. 'അനുപമയ്ക്ക് കുട്ടിയെ തിരിച്ചു കിട്ടണം നിയമപരമായി നീങ്ങിയാൽ പിന്തുണയ്ക്കുമെന്ന് സിപിഎം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,60,101) ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 9361 പുതിയ രോഗികളില്‍ 7769 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2199 പേര്‍ ഒരു ഡോസ് വാക്‌സിനും 3019 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. ഈ 10 ജില്ലകളിൽ വരും മണിക്കൂറിൽ ശക്തമായ മഴയെത്തും; അലേർട്ടുകൾ, ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് മഴ നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 18 15 34 13 12 19% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9012 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 254 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സിൽവർലൈനിൽ തിരിച്ചടി: അന്താരാഷ്ട്ര വായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ല: മുഖ്യമന്ത്രിയോടു കേന്ദ്രം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 27,765 ആയി. മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. 100 കോടി വാക്സിൻ വിതരണം ഓരോ പൗരന്‍റെയും വിജയമെന്ന് പ്രധാനമന്ത്രി Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോകേരളത്തിൽ 9361 പേര്‍ക്ക് കൂടി കൊവിഡ്; 99 മരണം, കൂടുതൽ കേസുകൾ എറണാകുളത്ത് തൃശൂര്‍ മൂന്നര വയസുകാരന് അറിയാത്തത് ഒന്നുമില്ല; പൊളിയാണ് ജൊഹാന്‍, വീഡിയോ ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് കണ്ണൂര്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് ശിക്ഷാ ഇളവ് കൊട്ടിയൂര്‍ പീഡനക്കേസ്; നാള്‍വഴികളിലൂടെ Adv: വീട്ടിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ! കേരളം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണം: തീക്കൊള്ളി കൊണ്ട് തലചൊറിയലെന്ന് സിപിഎം കേരളം മതവിശ്വാസത്തിന്‍റെ പേരിൽ അധ്യാപകർ വാക്സിൻ എടുക്കാത്തതിനോട് യോജിപ്പില്ല: വിഡി സതീശൻ ലോകവാര്‍ത്തകള്‍ പ്രത്യുല്പാദന ശേഷിയുള്ള റോബോട്ടുകളെ വികസിപ്പിച്ച് ഗവേഷകർ കേരളം ലഹരി പാർട്ടിയിൽ പങ്കെടുത്തവരിൽ ഹോട്ടൽ ഉടമയും; സൈജുവിന്റെ ഫോണിലെ തെളിവുകൾ ഉന്നതർക്കും കുരുക്കാകുമോ? ഇടുക്കി സെക്രട്ടറി ഗോഷ്ടി കാണിച്ചെന്നാരോപിച്ച് പ്രതിഷേധം; കട്ടപ്പന നഗരസഭാ കൗൺസിൽ യോഗം പിരിച്ചു വിട്ടു, വീഡിയോ കേരളം PWD ജീവനക്കാർ മന്ത്രിക്ക് നേരിട്ട് പരാതി നൽകരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ആരോഗ്യം AIDS Day 2021 ഇന്ന് ലോക എയ്ഡ്സ് ദിനം അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക' കേരള കോൾ ബോയ് – 1 ചെറുപ്പത്തിലേ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന എനിക്ക് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടുണ്ട്. ഉപയോഗിക്കുന്ന ഫോണും ബൈക്കും ഉൾപ്പെടെ എല്ലാം ലോൺ എടുത്ത് വാങ്ങിയതാ. സ്വന്തം വീട് വച്ചു ഒരു കല്യാണം കഴിച്ച് ഭാര്യയും കുഞ്ഞുങ്ങളും ഒക്കെ ആയി സുഖമായി ജീവിക്കാൻ സ്വപനം കാണുന്ന ഒരു 24 വയസുകാരൻ ആണ് ഞാൻ. പേർസണൽ ലോൺ എടുത്ത് 10 സെന്റ് സ്ഥലം വാങ്ങി, ഏകദേശം 8 ലക്ഷത്തോളം രൂപ. മാസ ശമ്പളത്തിൽ മുക്കാൽ ഭാഗവും emi അടക്കുന്ന മാസ അവസാനം ദാരിദ്ര്യം രുചിക്കുന്ന ഒരുവൻ. കോവിഡ് മഹാമാരി ഒരു ഇടിത്തീ പോലെ ആണ് എൻ്റെ ജീവിതത്തിലേക്ക് വന്നത്. കുടുംബത്തിൽ ഉള്ളവർ അവരവരുടെ കാര്യങ്ങൾ മാത്രം നോക്കിയപ്പോൾ കുടുംബത്തിന് വേണ്ടി ജീവിച്ച ഞാൻ ഒറ്റപെടുകയായിരുന്നു. ജോലി ഇല്ലാതെ കൊച്ചിയിലെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ട്. ചുമടെടുത്തും, ആക്രി പെറുക്കി വിറ്റും ഭക്ഷണം കഴിച്ചിട്ടുണ്ട്, എന്നെ പോലെ തന്നെ അനേകായിരം പേര് ഉണ്ടാവും. പക്ഷെ എൻ്റെ സ്ഥിതി വളരെ ദയനീയം ആയിരുന്നു. ആദ്യ 2 മാസ കാലം മൊറൊട്ടോറിയം പ്രഖ്യാപിച്ച ഗവണ്മെന്റ് അവസാന മാസം സാധാരണക്കാരന് ജോലി ഉണ്ടോ ഇല്ലയോ എന്നൊന്ന് അന്വേഷിക്കാതെ മൊറൊട്ടോറിയവും പിൻവലിച്ച കാര്യം നിങ്ങൾക്കെല്ലാം അറിയാമല്ലോ. ജോലിക്കാരുടെ എണ്ണം കുറക്കുന്ന കൂട്ടത്തിൽ ഭാഗ്യവാനായ എൻ്റെ ജോലിയും നഷ്ട്ടപെട്ടു. ഹോസ്റ്റലിൽ കൊടുക്കാൻ പോലും പണമില്ല. ആകെ കൂടെ ഉള്ള സമ്പാദ്യം കുറേ സുഹൃത്തുക്കൾ ആണ്. കുറേ ആളുകൾ ഭക്ഷണം കഴിക്കാൻ കടം തന്നു, ചിലർ ജോലി ഇല്ലല്ലോ എന്ന് പേടിച്ച് നൈസ് ആയിട്ട് ഒഴിവാക്കി. അങ്ങനെ ജീവിതത്തിൽ ആത്മഹത്യ എന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയം ആയിരുന്നു അത്‌. പല വാതിലുകൾ മുട്ടിയെങ്കിലും എനിക്ക് മുന്നിൽ ഒന്നും തുറക്കപ്പെട്ടില്ല എന്ന് മാത്രമല്ല തുറന്ന വാതിലുകൾ പലതും എനിക്ക് മുന്നിൽ കൊട്ടിയടക്കപെടുകയും ചെയ്തു. അന്ന് എൻ്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ച ദിവസം ഉറക്കമില്ലായമയുടെ ദിവസങ്ങളിൽ ഉറങ്ങാനായി വാങ്ങിയ ഗുളിക കഴിച്ച് അവസാനത്തെ ഉറക്കം ഭംഗിയായി ഉറങ്ങാൻ ഞാൻ തീരുമാനിച്ചു. കോൺടാക്ട് ലിസ്റ്റിൽ ഉള്ള എല്ലാ സുഹൃത്തുകൾക്കും ശുഭ രാത്രി നേർന്നു മെസേജ് അയച്ചു, വാട്സാപ്പിൽ ഉള്ള എല്ലാവരിലേക്കും ആ സന്ദേശം എത്തിയിരുന്നു. ചിലർ മറുപടി അയച്ചു, ചിലർ എൻ്റെ മെസേജ് കണ്ടില്ലന്നു നടിച്ചു. പക്ഷെ പെട്ടന്ന് എൻ്റെ ഫോൺ റിങ് ചെയ്തു. ഡിസ്‌പ്ലേയിൽ സേവ് ചെയ്യാത്ത ഏതോ ഒരു നമ്പർ. അവസാനത്തെ കാൾ അല്ലെ, എടുത്ത് സംസാരിക്കാം എന്ന് കരുതി അറ്റൻഡ് ചെയ്തു. “സർ, ഞാൻ ഒരു ജോബ് കൺസൾട്ടൻസിയിൽ നിന്ന് വിളിക്കുകയാണ്‌. സർ ഒരു ബയോഡാറ്റ തന്നിരുന്നല്ലോ, സാറിന് പറ്റിയ ഒരു ജോബ് വേക്കൻസി വന്നിട്ടുണ്ട്. പേർസണൽ അസിസ്റ്റന്റ് ജോബ് ആണ്. താല്പര്യമുണ്ടെങ്കിൽ ഞാൻ അഡ്രസ് വാട്സ്ആപ്പ് ചെയ്യാം.” എനിക്ക് എന്താ പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥ ആയിരുന്നു അപ്പോൾ. കാരണം ജീവിതം വഴി മുട്ടി നിന്നപ്പോൾ അവസാന നിമിഷത്തിൽ ദൈവം കാണിച്ചു തന്ന വഴി എൻ്റെ മുന്നിൽ തെളിഞ്ഞതാണെന്ന് ഒരു തോന്നൽ. “മാഡം, അഡ്രസ് അയച്ചോളു. ഞാൻ എന്തിനും റെഡി ആണ്.” “ഒക്കെ, സർ. നാളെ തന്നെ ഇന്റർവ്യൂ ഉണ്ടായിരിക്കും. 30000 രൂപയാണ് സാലറി. ജോലി കിട്ടിയാൽ കൺസൾട്ടൻസി ഫീ ആയ 500 രൂപ നൽകേണ്ടതാണ്.” “ജോലി കിട്ടിയാൽ 500 അല്ല 1000 വേണമെങ്കിലും ഞാൻ തരും മാഡം, thank you so much.” കോൾ കട്ട്‌ ആയി. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല, കാരണം അത്രക്ക് സന്തോഷം ആയിരുന്നു എനിക്ക്. രാവിലെ തന്നെ കുളിച്ചു, ഫോർമൽ ഡ്രസ്സ്‌ ഒക്കെ ധരിച്ചു അവരയച്ച അഡ്രസ്സിൽ പോകാൻ റെഡി ആയി. ഏകദേശം അര മണിക്കൂർ യാത്ര ഉണ്ട്. റൂം മേറ്റിൻ്റെ ബൈക്ക് എടുത്ത് നേരെ വച്ചു പിടിച്ചു. ഗൂഗിൾ മാപ്പിൽ അഡ്രസിൽ കാണിച്ചിരുന്നു സ്ഥലത്ത് ഏകദേശം 10 മണിയോടെ എത്തി. പത്തരക്കാണ് ഇന്റർവ്യൂ. അതൊരു പഴയ തറവാട് വീടാണ്. മുന്നിൽ ഏതോ കമ്പനിയുടെ ബോർഡ്‌ വച്ചിട്ടുണ്ട്. ബോർഡിൽ വലിയ അക്ഷരത്തിൽ ഒരു പേരും, “മറിയ തോമസ്.” പേര് കണ്ടിട്ട് ഏതോ അമ്മച്ചി ആണെന്ന് തോന്നുന്നു. ഇനി വല്ല ഹോം നേഴ്സ് പണി ആണോ എന്ന് ഞാൻ മാനസിൽ ചിന്തിച്ചു. ആ, എന്ത് പണ്ടാരമെങ്കിലും ആയിക്കോട്ടെ ഒരു ജോലി മതിയല്ലോ, ഇങ്ങനെയൊക്കെ മനസ്സിൽ ഉറപ്പിച്ചു വീടിൻ്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് ചെന്നു. മുറ്റത്തു കാർ പോർച്ചിൽ ഒരു ഓടി കാർ നിൽക്കുന്നുണ്ടായിരുന്നു. നിർത്താതെ കുരയ്ക്കുന്ന ഏതോ വിദേശ ഇനം നായയും. മുറ്റത്തു വയസായ ഒരു ആൾ നിൽക്കുന്നുണ്ടായിരുന്നു. ചെന്ന ഉടനെ ഇന്റർവ്യൂ ന് വന്നതാണോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ എന്നെയും വിളിച്ചു അദ്ദേഹം ഉള്ളിലേക്ക് നടന്നു. “മോൻ മുൻപ് എവിടെയാ വർക്ക് ചെയ്തത്?” നടത്തത്തിനിടയിൽ അയാൾ ചോദിച്ചു. ജീവിതത്തിൽ കഴിഞ്ഞ 3 മാസക്കാലം നടന്ന കാര്യങ്ങൾ ഞാൻ ഒറ്റ ശ്വാസത്തിൽ പുള്ളിയോട് പറഞ്ഞു തീർത്തു. മുന്നിൽ എല്ലാം കേട്ട് നടന്ന ആ ചേട്ടൻ പെട്ടെന്ന് തിരഞ്ഞു നിന്ന് പറഞ്ഞു, “മോനെ, നിനക്ക് പറ്റുന്ന ജോലി ആണോ എന്നറിയില്ല. പക്ഷെ ഇവിടെ വന്നവർ ആരും സങ്കടത്തോടെ മടങ്ങിയിട്ടില്ല,” ഒന്ന് ചിരിച്ചു പുള്ളി നടത്തം തുടർന്നു. ആ വാക്കുകൾ എന്നിലെ ആത്മവിശ്വാസം വർധിപ്പിച്ചു. ഞാൻ കാണാൻ പോകുന്ന ആൾ ഏതോ വലിയ കമ്പനിയിലെ ആളാണെന്ന് ഞാൻ ഉറപ്പിച്ചു. കസേരകൾ നിരത്തിയിട്ട ഒരു മുറിക്കു മുൻപിൽ ആണ് ആ നടത്തം അവസാനിച്ചത്. എന്നോട് ഇരിക്കാൻ പറഞ്ഞു അയാൾ ഉള്ളിലേക്ക് പോയി. 5 മിനിറ്റിന് ശേഷം ഉള്ളിൽ നിന്നും ആരോ എൻ്റെ പേര് വിളിച്ചതായി തോന്നി. ഒരു സ്ത്രീ ശബ്ദം ആണ്. ഞാൻ എഴുന്നേറ്റു വാതിലിനു അടുക്കലേക്ക് ചെന്നു. ഉള്ളിൽ ഒരു രാജകീയ പ്രൗഢിയിൽ ചാരു കസേരയിൽ, റാണിയെ പോലെ ഒരു സ്ത്രീ, മുപ്പത് അല്ലെങ്കിൽ 35 വയസ് അതിൽ കൂടുതൽ ഇല്ല, ഇവരാണോ ദൈവമേ മറിയം! ഞാൻ അത്ഭുതത്തോടെ ആണ് അവരെ നോക്കിയത്. കാരണം അത്രയും സൗന്ദര്യം ഉള്ള ഒരു സ്ത്രീയെ ഇത്ര അടുത്ത് ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ ശ്രദ്ധിക്കാൻ സമയം കിട്ടാത്ത കൊണ്ടായിരിക്കാം. “പ്ലീസ് കം ഇൻ ഉണ്ണി.” അവരെന്നെ അകത്തേക്ക് ക്ഷണിച്ചു. തെല്ലൊരു ആശങ്കയോടെ ഞാൻ ഉള്ളിലേക്ക് കയറി. മുൻപ് പല ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സുന്ദരി ആയ ഒരാൾ ആദ്യമായി ആയിരുന്നു. “ഗുഡ് മോർണിംഗ് ഉണ്ണി. ഇന്നലെ കൺസൾട്ടൻസി ഏജന്റ് വിളിച്ചിരുന്നു. ഉണ്ണിയുടെ കാര്യം പറഞ്ഞിരുന്നു. ഇപ്പോ ദാസേട്ടൻ ഉണ്ണിയുടെ കഥകളും പറഞ്ഞു.” ‘ദാസേട്ടൻ’ അതാണ് നമ്മൾ മുൻപ് കണ്ട ആ ചേട്ടൻ്റെ പേര്. പുള്ളി ഇതിൽ ഒരു മെയിൻ ആളാണ്. അത് വഴിയേ കണ്ടറിയാം. “അപ്പോ ഉണ്ണി, എനിക്ക് തന്നെ പോലെ ഒരാളെ ആണ് ആവശ്യo. ജോലി എന്താണെന്ന് ഞാൻ പറയാം. അതിന് മുൻപ് ഉണ്ണിയെ ഞാൻ ഒരു വീഡിയോ കാണിക്കാം, വരൂ..” എന്നെയും വിളിച്ചു മറിയം ഉള്ളിലേക്ക് നടന്നു. അകത്തെ ഇരുട്ടനിറഞ്ഞ മുറികളിൽ ഒന്നിലേക്ക് മറിയം കയറി പോയി. ഞാനും പിന്നാലെ കയറി. ഉള്ളിൽ ലൈറ്റുകൾ ഓൺ ആയി. വലിയ ഒരു സ്ക്രീൻ മുൻപിൽ. ചുറ്റിനും വലിയ സ്‌പീക്കറുകൾ. ഒരു ഹോം തിയേറ്റർ. മുന്നിലെ ഒരു വലിയ കുഷ്നിൽ ഇരിക്കാൻ പറഞ്ഞു. ഇരുന്ന ഉടനെ തന്നെ മുറിയിൽ ലൈറ്റുകൾ ഓഫ് ആയി. മുന്നിലെ സ്‌ക്രീനിൽ ഇംഗ്ലീഷിൽ എന്തൊക്കെയോ എഴുതി വരുന്നു. വലിയ ശബ്ദമുള്ള മ്യൂസിക്, XVideos സൈറ്റിൽ മുന്നേ കണ്ടിട്ടുള്ള ഏതോ തുണ്ട് പടത്തിൻ്റെ ഇൻട്രോ പോലെ തോന്നി എനിക്ക്. Brazzers, എന്ന് ടൈറ്റിൽ എഴുതി വന്നപ്പോൾ ഞാൻ ഞെട്ടി, ഇത്‌ അത്‌ തന്നെ! ഞാൻ പിന്നിലേക്ക് പെട്ടന്ന് തിരിഞ്ഞു നോക്കി. മറിയം പിന്നിലെ കസേരയിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ സ്‌ക്രീനിൽ തന്നെ നോക്കി ഇരിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു. ദൈവമേ, ഇതെങ്ങോട്ടാണ് ഈ പോക്ക്. മനസിലെ ഭയം വിറയലായി എൻ്റെ കാലുകൾ വരെ എത്തി. സ്‌ക്രീനിൽ കുറേ മദാമ്മമാർ ഒരു മുറിയിൽ ഇരിക്കുന്നു. പാട്ടൊക്കെ ഇട്ടു ഒരു പാർട്ടി ആണ്. പെട്ടന്ന് നല്ല ബോഡി ഒക്കെ ഉള്ള ഒരാൾ ഷർട്ട്‌ ധരിക്കാതെ ഒരു ഷഡ്ഢി മാത്രം ഇട്ടു ഡാൻസ് ചെയ്ത് ഉള്ളിലേക്ക് വരുന്നു. അയാളുടെ മുഖം മറച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ അങ്ങനെ ഒരു തുണ്ട് ഞാൻ ആദ്യം കാണുകയായിരുന്നു. അയാൾ അടുത്ത് വന്നപ്പോൾ മദാമ്മമാർ എഴുന്നേറ്റ് അയാളോടൊപ്പം ഡാൻസ് ചെയ്യുന്നു, കെട്ടി പിടിക്കുന്നു ചുംബിക്കുന്നു. മുറിയിൽ ലൈറ്റ്‌സ് ഓൺ ആയി. പിന്നിൽ ഇരുന്ന മറിയം എൻ്റെ മുന്നിലേക്ക് വന്നു. “തുണ്ട് ഒക്കെ കണ്ടിട്ടുണ്ട് മാഡം. പക്ഷെ ഇത് പോലെ ഒന്ന് ആദ്യമാ.” “ഓക്കേ. ഇതാണ് സ്വിങ്ങേർസ് പാർട്ടി. ഉണ്ണിയുടെ ജോലി ഇപ്പോൾ വീഡിയോയിൽ കണ്ടില്ലേ അയാൾ ചെയ്തത്, ഏകദേശം അത്‌ തന്നെ ആണ്. എൻ്റെ ക്ലബ്ബിൽ ഞങ്ങൾ പത്തോളം സ്ത്രീകൾ ഉണ്ട്. ഇടക്കിടക്ക് ഞങ്ങൾ ഒത്തു കൂടാറുമുണ്ട് ഇത്തവണ ഞങ്ങൾ ഇതുപോലെ ഒരു പാർട്ടി ആണ് പ്ലാൻ ചെയ്യുന്നത്. പക്ഷെ ഇത്‌ കേരളം അല്ലെ, കളിക്കാൻ കടി മൂത്തു നിൽക്കുന്ന ആൾക്കാരെ അല്ല ഞങ്ങൾക്ക് വേണ്ടത്, നിന്നെ പോലെ യങ് ആയ ഒരാൾ. തീർത്തും സ്വകാര്യ ചടങ്ങായിരിക്കും. പുറത്തു നിന്നും ആരും കാണില്ല. ഞങ്ങൾ 10 പേരും നീയും മാത്രം. 3 മണിക്കൂർ ആണ് പ്ലാൻ ചെയ്യുന്നത്. പിന്നെ നിൻ്റെ കപ്പാസിറ്റി പോലെ ചിലപ്പോൾ എക്സ്റ്റൻഡ് ചെയ്തേക്കാം. ഒരു മണിക്കൂർ 20000 രൂപ തരും. അങ്ങനെ 3 മണിക്കൂർ 60000 രൂപ. ഇതാണ് നിൻ്റെ ശമ്പളം. പിന്നെ വരുന്നവർ ഒക്കെ തരുന്ന ടിപ്സ് വേറെയും. എല്ലാവർക്കും ഇഷ്ട്ടപെട്ടാൽ നിനക്ക് ഞങ്ങളുടെ ക്ലബ്ബിൽ ഒരു സ്ഥിരം ജോലിയും ഉറപ്പ് തരുന്നു, നിനക്ക് താല്പര്യം ഉണ്ടെങ്കിൽ ഇപ്പോ തന്നെ പറയണം. ഇല്ലെങ്കിൽ ഇത്‌ ഇവിടെ വച്ചു മറന്നിട്ടേ വെളിയിലേക്കു പോകാവൂ. ഞാൻ പുറത്തുണ്ടാവും.” ഇത്രയും പറഞ്ഞു അവർ പുറത്തേക്ക് ഇറങ്ങി. സത്യം പറഞ്ഞാൽ വീഡിയോ കണ്ടു കിളി പാറി ഇരുന്ന എനിക്ക് അവർ പറഞ്ഞത് കേട്ടിട്ട് വിശ്വസിക്കാനേ കഴിഞ്ഞില്ല. 3 മണിക്കൂർ 60000 രൂപ! എങ്ങനെ നോ പറയും?! കഥയുടെ അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യൂ, അഭിപ്രായങ്ങൾ [email protected] എന്ന മെയിൽ ഐഡിയിൽ അറിയി ക്കൂ. ഇത്‌ വായിച്ചു മെയിൽ അയച്ച സ്ത്രീ സുഹൃത്തുക്കളോട് നിങ്ങളുടെ സ്നേഹം ആണ് എൻ്റെ പ്രചോദനം. 😉 കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ വിവാഹം ചെയ്തത് 23 കാരിയെ. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ 23 വയസ്സുകാരിയെ കെട്ടി കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമ്മൂന്നുകാരന്‍ 23 വയസ്സുകാരിയെ വിവാഹംചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ കല്യാണമുറപ്പിച്ചപ്പോള്‍ പാചകം ചെയ്യാനറിയില്ലെന്നോര്‍ത്ത് സങ്കടപ്പെട്ട ആ പത്തുവയസ്സുകാരി അന്നും പതിവ് പോലെ സ്‌കൂള്‍ വിട്ട് വന്ന് കളിയ്ക്കാനൊരുങ്ങുകയായിരുന്നു പ്രിയാ ജംഗിഡ്. അപ്പോഴാണ് അമ്മ പറഞ്ഞത് അവളുടെ വിവാഹം നിശ്ചയിച്ചെന്ന് ആലപ്പുഴയില്‍ ശൈശവ വിവാഹം നടന്നുവെന്ന് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നെന്ന് ആലപ്പുഴ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടറേറ്റില്‍ നടന്ന മാഷേ നാളെ തൊട്ടു ഞാന്‍ വരൂല ന്റെ കല്യാണാണ് 'മാഷേ നാളെ തൊട്ടു ഞാന്‍ വരൂല ന്റെ കല്യാണാണ് തല താഴ്ത്തി കൊണ്ട് അവളത് പറയുമ്പോള്‍ അബു മാഷിന്റെ മുഖത്ത് അത്ഭുതം കരുവാരക്കുണ്ടില്‍ ഒമ്പത് ബാലവിവാഹങ്ങള്‍ കോടതി തടഞ്ഞു മഞ്ചേരി: കരുവാരക്കുണ്ടില്‍ ഒമ്പത് ബാലവിവാഹങ്ങള്‍ മഞ്ചേരി ഫസ്റ്റ് ക്‌ളാസ് കോടതി തടഞ്ഞു. 16-17 വയസ്സുള്ള വിദ്യാര്‍ഥിനികളുടെ പെരിന്തല്‍മണ്ണ: പാങ്ങ് ചെട്ടിപ്പടിയിലെ കരിങ്കല്‍ ക്വാറിയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സൗത്ത് പാങ്ങ് ചെട്ടിപ്പടി സ്വദേശി പരേതനായ പഞ്ഞനം കാട്ടില്‍ വേലായുധന്റെ മകന്‍ വിനോദ് ഉണ്ണി) 38 ആണ് മരിച്ചത്. പെരിന്തല്‍മണ്ണയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ നേതൃത്വത്തില്‍ ഞായര്‍ രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനി വൈകിട്ടോടെ കാണാതായ വിനോദിനായി നാട്ടുക്കാരുടെ നേതൃത്വത്തില്‍ രാത്രി 2 മണി വരെ തിരച്ചില്‍ നടത്തിയിരുന്നു. ക്വാറിക്ക് സമീപത്ത് നിന്ന് വിനോദിന്റെ ചെരുപ്പ് കണ്ടത്തിയതിനെ തുടര്‍ന്ന് ക്വാറിയില്‍ വീണതാകാം എന്ന നിഗമനത്തില്‍ കൊളത്തൂര്‍ പോലിസിലും ഫയര്‍ ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. 2 മണിയോടെ സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് പുലര്‍ച്ച 5 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല . രാവിലെ 9 മുതല്‍ വീണ്ടും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പോലിസ് നിഗമനം. പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ബാബുരാജിന്റെ നിര്‍ദേശ പ്രകാരം അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ജോസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ മുഹമ്മദ് ഷിബിന്‍, അനീഷ്, ബാബുരാജ്, നിഷാദ് എന്നിവരാണ് തെരച്ചില്‍ നടത്തിയത്. ആഴമേറിയ ക്വാറിയില്‍ തെരച്ചില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരായ ദുല്‍ഖര്‍ന്നൈനി, അഭിലാഷ്, മുഹമ്മദ് ഷിബിന്‍ എന്നിവര്‍ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കൊളത്തൂര്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. മഞ്ചേരി: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നൻ സതീഷ്ബാബു രജിത ദന്പതിമാരുടെ ഏക മകൻ അർജുൻ (ഒന്പത്) ആണ് മരിച്ചത്. പൂക്കോട്ടുംപാടം എസ്ഐ രാജേഷ് അയോടൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക യാത്രയയപ്പ് യോഗത്തിൽ ദുർബല വിഭാഗങ്ങൾക്കായി 25,000 രൂപ നൽകി മാതൃകയായി നിലന്പൂർ: 26 വർഷത്തെ സേവനത്തിനു ശേഷം കെഎസ്ഇബി ലിമിറ്റഡ് അകന്പാടം ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് വിരമിച്ച ഓവർസിയർ വി.  കൊളത്തൂർ: നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ യുപി, ഹൈസ്കൂൾ വിഭാഗം ജില്ലാ സബ്ബ് ജില്ല ശാസ്ത്ര രംഗം മത്സര വിജയികൾക്ക് ആദരമൊരു പെരിന്തൽമണ്ണ: കോവിഡ് പശ്ചാത്തലത്തിൽ സാന്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുകയും ലോണിനു വേണ്ടി ബാങ്കുകളെ സമീപിക്കു ആദിവാസി റേഷൻ വിതരണത്തിൽ തിരിമറി; റേഷൻ കട സസ്പെൻഡ് ചെയ്യാൻ ശിപാർശ നിലന്പൂർ: ആദിവാസികൾക്കുള്ള റേഷൻ വിതരണത്തിൽ തിരിമറി നടത്തിയ റേഷൻ കട സസ്പെന്‍ഡ് ചെയ്യാൻ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ശിപ പെരിന്തൽമണ്ണ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റ് ചന്തക്കുന്ന് ബസ്‌ സ്റ്റാൻഡ് നിർമാണത്തിലെ കാലതാമസം: ബസുകാർ സമരരംഗ േത്തക്ക് ക്ക നിലന്പൂർ: നിലന്പൂർ നഗരസഭയുടെ ചന്തക്കുന്ന് ബസ്‌സ്റ്റാൻഡ് പൊളിച്ചു ഒഴിവാക്കിയതിന് ശേഷം മൂന്ന് വർഷത്തോളമായിട്ടും ബ മലപ്പുറം: അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ അക്ഷരക്കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നാലിനു രാവിലെ ഒന്പതിനു പാണക്കാട് പെരിന്തല്‍മണ്ണയെ ലേണിംഗ് ഹബ്ബാക്കി മാറ്റും: എംഎൽഎ പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയെ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ലേണിംഗ് ഹബ്ബാക്കി മാറ്റുമെന്നും അന്താരാഷ്ട്ര സാമൂ മങ്കട: മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ വിവിധ പ്രദേശങ്ങളിലെ നിർമാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിൽ നിന്നു ക നിലന്പൂർ: വൈവിധ്യമാർന്ന പരിപാടികളോടെ നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ തൂവൽസ്പർശം എന്ന പേരിൽ ഭിന്നശേഷി ദിനാചര മലപ്പുറം: ജില്ലയിലെ വിവിധയിടങ്ങളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ടിബി അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പ്രതിഭാസംഗമം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടന വന്യമൃഗശല്യത്തിനെതിരേ വനവകുപ്പ് ജാഗ്രത കാണിക്കണം: എംഎൽഎ നിലന്പൂർ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ (കെഎഫ്പിഎസ്എ) ജില്ലാ കമ്മിറ്റി കെ. സുധീർ അനുസ്മരണവും സംസ് കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം ഉടൻ പൂർത്തിയാക്കും കുളിമുറി ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ യുവാവ് അറസ്റ്റിൽ എടക്കര: പുരുഷൻമാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ വ തലഞ്ഞി സെന്‍റ് മേരീസ് ദേവാലയ തിരുനാൾ തുടങ്ങി എടക്കര: തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തിൽ അമലോൽഭവ മാതാവിന്‍റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സജി കോട്ടാ പ്രതിഷേധ പ്രകടനങ്ങളും യോഗവും: 200 പേർക്കെതിരേ കേസ് കാളികാവ്: കറുത്തേനി ടാക്സി സ്റ്റാൻഡ്് അക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനു കാളികാവ് പോലീസ് കേസെടുത്തു. അനു എടക്കര: വഴിക്കടവ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎൻജി റോഡിൽ മുണ്ട പാലത്തിങ്ങലിലെ കുഴികൾ അടച്ച് പ്രതിഷേ എടക്കര: വഴിക്കവ് പഞ്ചായത്തിലെ വനയോര മേഖലകളിലെ രൂക്ഷമായ കാട്ടാന ശല്യം തടയാൻ നടപടിയാകുന്നു. കർഷകരുടെ പ്രതിഷേധ മൗലാനയിൽ സൗജന്യ ഫിസിയോതെറാപ്പി പരിശോധന ക്യാന്പ് നാളെ പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനമായ നാളെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ സൗജന്യ ഫിസിയോതെറാപ്പി പരിശോധന ക്യാന്പ് 25 വർഷത്തിനു ശേഷം പിടിഎം കോളജ് പ്രീ ഡിഗ്രി ബാച്ച് ഒത്തു ചേരും പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിലെ 1994 96 പ്രീ ഡിഗ്രി ബാച്ചുകാർ ഓർമകൾ പങ്കിടാനും സൗഹൃദം പുതുക്കാനും 25 കേരള ഭരണം വൻ പരാജയം: കെ. സുധാകരൻ മലപ്പുറം: കേരളത്തിലെ ഭരണം വൻ പരാജയമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിന എടക്കര: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി എടക്കര കൃഷിഭവനു കീഴിലെ കർഷകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു മലപ്പുറം മലപ്പുറം ഇരുന്പുഴി ജലാലിയ മദ്രസയ്ക്കു സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഡൂർ ചെമ് നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും എടക്കര: നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സർവീസുകൾ പുനരാരംഭിക്കുന്ന മലപ്പുറം: പരിസ്ഥിതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് സിൽവർ ലൈനുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്‍റെ കെ-റെയിൽ പദ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ എടക്കര: രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള അങ്കണവാടി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ പദവി ഉയർത്തിയ ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കണമെന്ന് മലപ്പുറം പദവി ഉയർത്തിയ ആശുപത്രികളിൽ സ്ഥാപനങ്ങൾക്ക് അനുസൃതമായി നഴ്സുമാരെ നിയമിച്ച സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, നട്ടെല്ല് രോഗത്തിനു നീന്തൽ ചികിത്സയിലൂടെ വിദേശി പൗരനു രോഗശമനം പെരിന്തൽമണ്ണ: നട്ടെല്ലു സംബന്ധമായ ആരോഗ്യപ്രശ്നത്തിനു നീന്തൽ ചികിത്സയിലൂടെ രോഗശമനം നേടി കുവൈത്തി പൗരൻ മടങ്ങി. അന മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന കൊണ്ട നിലന്പൂർ: കർഷക സമരത്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാ നിലന്പൂർ: നിലന്പൂരിലെ കെഎൻജി റോഡ് തകർന്നതിനാൽ ഗതാഗതയോഗ്യമല്ലാതായി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് മാസങ്ങളായ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിന് ജില്ലയിൽ നിന്നു പത്തു പേർ നിലന്പൂർ: രണ്ടാമത് പ്രഫഷണൽ ആൻഡ് അമേച്വർ കെവണ്‍ അസോസിയേഷൻ നടത്തുന്ന കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് കൊൽക്കത്തയി ഇടതുപക്ഷം തൊഴിലാളി വിരുദ്ധസമീപനം സ്വീകരിക്കുന്നു: വി.എസ്. ജോയ് മലപ്പുറം: കേരളത്തിലെ ഇടതുപക്ഷം തൊഴിലാളി വിരുദ്ധരായി മാറുന്നതിന്‍റെ ഉദാഹരണമാണ് നിർമാണതൊഴിലാളി ക്ഷേമനിധി ഫണ്ട് അ മലപ്പുറം: പൊന്നാനി സെക്ഷന്‍റെ കീഴില്‍ വരുന്ന ടിബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്‍റെ അണ്ടര്‍പാസ് മുത മലപ്പുറം: സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ മലപ്പുറം: വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരു അരീക്കോട്ടുകാരൻ മുഹമ്മദ് മൻഹൽ പോണ്ടിച്ചേരി ടീമിൽ അരീക്കോട്: സന്തോഷ് ട്രോഫി പോണ്ടിച്ചേരി ഫുട്ബാൾ ടീമിൽ ഇടം നേടി അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മൻഹൽ(23 പ് പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക യാത്രയയപ്പ് യോഗത്തിൽ ദുർബല വിഭാഗങ്ങൾക്കായി 25,000 രൂപ നൽകി മാതൃകയായി നിലന്പൂർ: 26 വർഷത്തെ സേവനത്തിനു ശേഷം കെഎസ്ഇബി ലിമിറ്റഡ് അകന്പാടം ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് വിരമിച്ച ഓവർസിയർ വി.  കൊളത്തൂർ: നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ യുപി, ഹൈസ്കൂൾ വിഭാഗം ജില്ലാ സബ്ബ് ജില്ല ശാസ്ത്ര രംഗം മത്സര വിജയികൾക്ക് ആദരമൊരു പെരിന്തൽമണ്ണ: കോവിഡ് പശ്ചാത്തലത്തിൽ സാന്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുകയും ലോണിനു വേണ്ടി ബാങ്കുകളെ സമീപിക്കു ആദിവാസി റേഷൻ വിതരണത്തിൽ തിരിമറി; റേഷൻ കട സസ്പെൻഡ് ചെയ്യാൻ ശിപാർശ നിലന്പൂർ: ആദിവാസികൾക്കുള്ള റേഷൻ വിതരണത്തിൽ തിരിമറി നടത്തിയ റേഷൻ കട സസ്പെന്‍ഡ് ചെയ്യാൻ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ശിപ പെരിന്തൽമണ്ണ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് യൂണിറ്റ് ചന്തക്കുന്ന് ബസ്‌ സ്റ്റാൻഡ് നിർമാണത്തിലെ കാലതാമസം: ബസുകാർ സമരരംഗ േത്തക്ക് ക്ക നിലന്പൂർ: നിലന്പൂർ നഗരസഭയുടെ ചന്തക്കുന്ന് ബസ്‌സ്റ്റാൻഡ് പൊളിച്ചു ഒഴിവാക്കിയതിന് ശേഷം മൂന്ന് വർഷത്തോളമായിട്ടും ബ മലപ്പുറം: അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ അക്ഷരക്കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം നാലിനു രാവിലെ ഒന്പതിനു പാണക്കാട് പെരിന്തല്‍മണ്ണയെ ലേണിംഗ് ഹബ്ബാക്കി മാറ്റും: എംഎൽഎ പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയെ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ലേണിംഗ് ഹബ്ബാക്കി മാറ്റുമെന്നും അന്താരാഷ്ട്ര സാമൂ മങ്കട: മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ വിവിധ പ്രദേശങ്ങളിലെ നിർമാണ പ്രവൃത്തികൾ നടക്കുന്നയിടങ്ങളിൽ നിന്നു ക നിലന്പൂർ: വൈവിധ്യമാർന്ന പരിപാടികളോടെ നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ തൂവൽസ്പർശം എന്ന പേരിൽ ഭിന്നശേഷി ദിനാചര മലപ്പുറം: ജില്ലയിലെ വിവിധയിടങ്ങളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലാ ടിബി അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പ്രതിഭാസംഗമം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടന വന്യമൃഗശല്യത്തിനെതിരേ വനവകുപ്പ് ജാഗ്രത കാണിക്കണം: എംഎൽഎ നിലന്പൂർ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ (കെഎഫ്പിഎസ്എ) ജില്ലാ കമ്മിറ്റി കെ. സുധീർ അനുസ്മരണവും സംസ് കനോലി പ്ലോട്ടിലേക്കുള്ള തൂക്കുപാലം ഉടൻ പൂർത്തിയാക്കും കുളിമുറി ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ യുവാവ് അറസ്റ്റിൽ എടക്കര: പുരുഷൻമാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ വ തലഞ്ഞി സെന്‍റ് മേരീസ് ദേവാലയ തിരുനാൾ തുടങ്ങി എടക്കര: തലഞ്ഞി സെന്‍റ് മേരീസ് ദേവാലയത്തിൽ അമലോൽഭവ മാതാവിന്‍റെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സജി കോട്ടാ പ്രതിഷേധ പ്രകടനങ്ങളും യോഗവും: 200 പേർക്കെതിരേ കേസ് കാളികാവ്: കറുത്തേനി ടാക്സി സ്റ്റാൻഡ്് അക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനു കാളികാവ് പോലീസ് കേസെടുത്തു. അനു എടക്കര: വഴിക്കടവ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎൻജി റോഡിൽ മുണ്ട പാലത്തിങ്ങലിലെ കുഴികൾ അടച്ച് പ്രതിഷേ എടക്കര: വഴിക്കവ് പഞ്ചായത്തിലെ വനയോര മേഖലകളിലെ രൂക്ഷമായ കാട്ടാന ശല്യം തടയാൻ നടപടിയാകുന്നു. കർഷകരുടെ പ്രതിഷേധ മൗലാനയിൽ സൗജന്യ ഫിസിയോതെറാപ്പി പരിശോധന ക്യാന്പ് നാളെ പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനമായ നാളെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ സൗജന്യ ഫിസിയോതെറാപ്പി പരിശോധന ക്യാന്പ് 25 വർഷത്തിനു ശേഷം പിടിഎം കോളജ് പ്രീ ഡിഗ്രി ബാച്ച് ഒത്തു ചേരും പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിലെ 1994 96 പ്രീ ഡിഗ്രി ബാച്ചുകാർ ഓർമകൾ പങ്കിടാനും സൗഹൃദം പുതുക്കാനും 25 കേരള ഭരണം വൻ പരാജയം: കെ. സുധാകരൻ മലപ്പുറം: കേരളത്തിലെ ഭരണം വൻ പരാജയമാണെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിന എടക്കര: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി എടക്കര കൃഷിഭവനു കീഴിലെ കർഷകർക്കായി ഏകദിന പരിശീലനം സംഘടിപ്പിച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു മലപ്പുറം മലപ്പുറം ഇരുന്പുഴി ജലാലിയ മദ്രസയ്ക്കു സമീപത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഡൂർ ചെമ് നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും എടക്കര: നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ സർവീസുകൾ പുനരാരംഭിക്കുന്ന മലപ്പുറം: പരിസ്ഥിതിയെയും ജനങ്ങളെയും വെല്ലുവിളിച്ച് സിൽവർ ലൈനുമായി മുന്നോട്ടു പോകുന്ന സംസ്ഥാനത്തിന്‍റെ കെ-റെയിൽ പദ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ എടക്കര: രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള അങ്കണവാടി കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ പദവി ഉയർത്തിയ ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കണമെന്ന് മലപ്പുറം പദവി ഉയർത്തിയ ആശുപത്രികളിൽ സ്ഥാപനങ്ങൾക്ക് അനുസൃതമായി നഴ്സുമാരെ നിയമിച്ച സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, നട്ടെല്ല് രോഗത്തിനു നീന്തൽ ചികിത്സയിലൂടെ വിദേശി പൗരനു രോഗശമനം പെരിന്തൽമണ്ണ: നട്ടെല്ലു സംബന്ധമായ ആരോഗ്യപ്രശ്നത്തിനു നീന്തൽ ചികിത്സയിലൂടെ രോഗശമനം നേടി കുവൈത്തി പൗരൻ മടങ്ങി. അന മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്‍റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന കൊണ്ട നിലന്പൂർ: കർഷക സമരത്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാ നിലന്പൂർ: നിലന്പൂരിലെ കെഎൻജി റോഡ് തകർന്നതിനാൽ ഗതാഗതയോഗ്യമല്ലാതായി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് മാസങ്ങളായ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിന് ജില്ലയിൽ നിന്നു പത്തു പേർ നിലന്പൂർ: രണ്ടാമത് പ്രഫഷണൽ ആൻഡ് അമേച്വർ കെവണ്‍ അസോസിയേഷൻ നടത്തുന്ന കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് കൊൽക്കത്തയി ഇടതുപക്ഷം തൊഴിലാളി വിരുദ്ധസമീപനം സ്വീകരിക്കുന്നു: വി.എസ്. ജോയ് മലപ്പുറം: കേരളത്തിലെ ഇടതുപക്ഷം തൊഴിലാളി വിരുദ്ധരായി മാറുന്നതിന്‍റെ ഉദാഹരണമാണ് നിർമാണതൊഴിലാളി ക്ഷേമനിധി ഫണ്ട് അ മലപ്പുറം: പൊന്നാനി സെക്ഷന്‍റെ കീഴില്‍ വരുന്ന ടിബി റോഡ് അപ്ടു കച്ചേരിപ്പടി റോഡില്‍ പള്ളപ്രം പാലത്തിന്‍റെ അണ്ടര്‍പാസ് മുത മലപ്പുറം: സ്റ്റാഫ് നഴ്‌സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇ മലപ്പുറം: വിജയഭേരി പദ്ധതിയുടെ ഭാഗമായി എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്സ് അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരു അരീക്കോട്ടുകാരൻ മുഹമ്മദ് മൻഹൽ പോണ്ടിച്ചേരി ടീമിൽ അരീക്കോട്: സന്തോഷ് ട്രോഫി പോണ്ടിച്ചേരി ഫുട്ബാൾ ടീമിൽ ഇടം നേടി അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മൻഹൽ(23 പ് ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam മൂന്നുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു Idukki അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam മൂന്നുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു Idukki അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. ബാറുകള്‍ തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വിലയിരുത്തല്‍. അവലോകന യോഗത്തിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും ബാറുകളില്‍ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. എ സി ഉപയോഗിക്കാന്‍ പാടില്ല. അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗരേഖയിലും തീരുമാനമായെന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. bar hotel ഹോട്ടലുകള്‍ covid19 കോവിഡ് അവലോകന യോഗം റസ്റ്ററന്റ് ഇരുന്ന് ഭക്ഷണം കഴിക്കാം ബാറുകള്‍ തുറക്കും കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ന്യൂഡല്‍ഹി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോംബ്‌ഡെയുടെ നേതൃത്വത്തിലായിരിക്കും ആഭ്യന്തരഅന്വേഷണം നടക്കുക. അന്വേഷണസമിതിയില്‍ ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ഉണ്ടാകും. അതേസമയം ചീഫ് ജസ്റ്റിസിനെ കുടുക്കുന്നതിന് ലൈംഗികാരോപണം ഉയര്‍ത്തിയ അഭിഭാഷകന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റസിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബയന്‍സ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്. ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. താമസിച്ചു ചികിത്സ തേടുന്നതാണ് പലപ്പോഴും ന്യൂമോണിയ മരണങ്ങള്‍ക്കു കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടണം. ‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ എന്നതാണ് ഈ വര്‍ഷത്തെ ന്യൂമോണിയ ദിന സന്ദേശം. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയ തടയാന്‍ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ നല്‍കുന്നുണ്ട്. ഈ വാക്സിന്‍ എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു കാട്ടാന പ്രതിരോധം: ആനമതില്‍ സര്‍വേക്ക് പുലിപ്പറമ്പില്‍ തുടക്കമായി എയ്ഡ്‌സ് ബോധവത്കരണ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു Share2022ല്‍ ആദ്യ ബാച്ച് നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍… വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത് കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും ഡിഎൻഎ ഇരട്ട ഹെക്സിക്സിന്റെ ഘടന. ഘടനയിലുള്ള ആറ്റങ്ങൾ മൂലകങ്ങളാൽ നിറംകൊണ്ടുള്ളതാണ്, രണ്ട് അടിസ്ഥാന ജോഡികളുടെ വിശദമായ ഘടനകൾ താഴെ വലത് വശത്ത് കാണിക്കുന്നു. എല്ലാ ജീവജാലങ്ങളുടെയും (അർഎൻഎ വൈറസുകൾ ഒഴികെ) വളർച്ചയും ഘടനയും പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള ജനിതക വിവരങ്ങൾ എഴുതപ്പെട്ടിരിക്കുന്ന ഒരു ന്യൂക്ലിക് അമ്ലമാണ് ഡിയോക്സിറൈബോന്യുക്ലിക്ക് ആസിഡ്, അതായത് ഡിഎൻഎ. ജനിതക വിവരങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിക്കുക എന്നതാണ് ഡിഎൻഎയുടെ പ്രധാന ദൗത്യം.ഇവ രണ്ട് തരമുണ്ട് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡും, റൈബോന്യൂക്ളിക് ആസിഡും ചുറ്റുഗോവണിയുടെ രൂപമാണ് ഡി ഓക്സിറൈബോന്യൂക്ളിക് ആസിഡിന്. ഇതിനെ വാട്സൻ ആന്റ് ക്രീക്ക് മോഡൽ എന്നു പറയുന്നു. ഇത് കണ്ടു പിടിച്ചത് 1953 ലാണ്. ജീവന്റെ ചുരുളുകൾ എന്നറിയപ്പെടുന്ന ഡി.എൻ.എ.ജീനുകൾ, ഡി.എൻ.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങൾ കൈമാറുന്നത്. ഒരു ജീവിയിൽ നിന്നും മറ്റൊന്നിലേയ്ക്ക് ജീനുകൾ പറിച്ചുനട്ട് പുതിയ ജീവിവർഗ്ഗങ്ങൾ ശാസ്ത്രലോകം സൃഷ്ടിയ്ക്കുന്നു.ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളർച്ചയുടെ അടിസ്ഥാനം ഡി.എൻ.എയുടെ കണ്ടുപിടിത്തമാണ്.ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടർന്നാണ് കണ്ടെത്തിയത്. 2006ൽ ആണ് മനുഷ്യ ഡിഎൻഎയുടെ സവിശേഷതകൾ പൂർണ്ണമായും ഗവേഷകർക്ക് തിരിച്ചറിയാനായത്.കോശത്തിലെ മർമ്മത്തിനുള്ളിൽ 23ജോഡി ക്രോമസോമുകൾ ഉണ്ട്.ഒന്നാമത്തെ ക്രോമസോം ഏറ്റവും വലുതും 22ആമത്തെ ഏറ്റവും ചെറുതാണെന്നും തിരിച്ചറിഞ്ഞു.അപകോഡീകരിയ്ക്കാൻ ബാക്കിയുണ്ടായിരുന്ന ക്രോമസോം ഒന്നിനെ ഇക്കാലത്താണ് വായിച്ചെടുത്തത്. ഡിഎൻഎയിലടങ്ങിയിരിയ്ക്കുന്ന പൂർണ്ണജനിതകസാരത്തേയാണ് മാനവ ജിനോം എന്ന് പറയുന്നത്. ക്രോമസോം1 ഈ ജിനോമിന്റെ ഏകദേശം 8%ത്തോളം വരും. പാർക്കിൻസൺസ്, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട ജീനുകൾ ഈ ക്രോമസോമിലാണുള്ളത്. പ്രസ്തുത വിഷയത്തിലുണ്ടായ ഗവേഷണങ്ങൾ നിയാൻഡർത്താൽ മനുഷ്യന്റെ ജനിതകരഹസ്യം കണ്ടെത്തുന്നതിലും സഹായകമായി. ഡി എൻ എയുടെ തന്മാത്രകൾ ദൈർഘ്യമേറിയ പോളിമറുകളുടെ രൂപത്തിലുള്ളവയാണ്. ഇവയെല്ലാം തന്നെ ഡി ഓക്സീറൈബോ ന്യൂക്ലിയോറ്റൈഡുകളുടെ ആവർത്തിത ഏകകങ്ങളാലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഓരോ ഏകകവും ഒരു ഷുഗർ (2-ഡി ഓക്സിറൈബോസ് ഫോസ്ഫേറ്റ്, ഒരു പ്യൂരിൻ അഥവാ പിരിമിഡിൻ ബേസ് എന്നിവ ഉൾക്കൊള്ളുന്നു. ഡിഓക്സിറൈബോ ന്യൂക്ലിയോറ്റൈഡ് ഏകകങ്ങൾ എല്ലാം തന്നെ ഫോസ്ഫേറ്റ് ഗ്രൂപ്പുകളാൽ പരസ്പരം ബന്ധിതമായിരിക്കുന്നു. ഒന്നിടവിട്ടുള്ള ഷുഗർ ഫോസ്ഫേറ്റ് അവശേഷങ്ങൾ (residues) ആണ് തന്മാത്രയുടെ നട്ടെല്ലായി വർത്തിക്കുന്നത്. പ്യൂരിൻ, പിരിമിഡിൻ ബേസുകൾ ഈ നട്ടെല്ലിനോട് ഡിഓക്സിറൈബോസ് വഴി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ ഡി എൻ എ തന്മാത്രകളിലും ഈ നട്ടെല്ല് ഒരേ സ്വഭാവം പ്രദർശിപ്പിക്കുന്നതാണ്. പ്യൂരിൻ, പിരിമിഡിൻ ബേസുകളുടെ അനുക്രമമാണ് ഓരോ ഡി എൻ എയ്ക്കും അതതിന്റെ വ്യക്തിത്വം പ്രദാനം ചെയ്യുന്നത്. മിക്ക ഡിഎൻഎ തന്മാത്രകൾക്കും ഇരട്ടപ്പിരിരൂപമാണുള്ളത്. തമ്മിൽ ചുറ്റിപ്പിണഞ്ഞ രണ്ട് ഡിഎൻഎ ചങ്ങലകളാണ് ഇവയിലുള്ളത്. ഈ ചങ്ങലകൾ രണ്ടും സമാന്തരവിരുദ്ധമായി എതിർ ദിശകളിലേക്കാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും പറയാം. ഇതിന്റെ ഘടന ഒരു വലംകയ്യൻ ഹെലിക്സിന്റെ രൂപത്തിലാണ്. രണ്ടു ചങ്ങലകളും തമ്മിൽ നിരവധി ശക്തികുറഞ്ഞ ഹൈഡ്രജൻ ബന്ധകങ്ങളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബന്ധകങ്ങൾ പൂരക ബേസുകൾക്കിടയിലായിട്ടാണ് രൂപമെടുക്കുന്നത്. അഡിനിൻ തൈമിൻ, ഗുവാനിൻ സൈറ്റോസിൻ എന്നിവയാണ് പൂരകബേസുകളായി വർത്തിക്കുന്നത്. ഇരട്ടപ്പിരി രൂപമാണ് ഡിഎൻഎയ്ക്ക് ഉള്ളതെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത് 1953-ൽ ജെ. വാട്ട്സൺ, എഫ്. ക്രിക് എന്നീ ശാസ്ത്രകാരന്മാരാണ്. ഇവരുടെ പരീക്ഷണങ്ങൾ ഈ വലംകയ്യൻ ഇരട്ട ഹെലിക്സിന്റെ ഓരോ ചുറ്റലിലും ഏതാണ്ട് പത്ത് ക്ഷാരജോടികൾ (base pairs) വീതം ഉണ്ടെന്നും തെളിയിക്കുകയുണ്ടായി. പഞ്ചസാരയും ഫോസ്റ്റകളും ചേർന്ന കൈവരിയും അതിനടിയിലായി ക്ഷാരതന്മാത്രകളുടെ ചവിട്ടുപടികളും ഉള്ള ഒരു പിരിയൻ ഗോവണിയുടെ ഘടനയാണ് വാട്ട്സണും ക്രിക്കും ഡിഎൻഎയ്ക്കു കണ്ടെത്തിയത്. ഡിഎൻഎയ്ക്ക് രണ്ടു ബേസുകൾക്കും ഇടയിലായി നേരത്തേ സൂചിപ്പിച്ച തരത്തിൽ തന്നെയുള്ള ഹൈഡ്രജൻ ബന്ധകങ്ങളോടു കൂടിത്തന്നെ ഒരു ഇടംകൈയൻ ഇരട്ട ഹെലിക്സിന്റെ രൂപവും ആകാമെന്ന് 1979-ൽ കണ്ടുപിടിക്കപ്പെട്ടു. ദൈർഘ്യം കുറഞ്ഞ ഡിഎൻഎ തുണ്ടുകളുടെ പരൽ ഘടന കണ്ടെത്തിയതിലൂടെയാണ് ഡിഎൻഎയുടെ ഈ പുതിയ രൂപം മനസ്സിലാക്കപ്പെട്ടത്. ഡിഎൻഎയുടെ ഘടനക്ക് ഏതാണ്ടൊരു പൂർണരൂപം നൽകുന്നതിൽ വാട്സണും ക്രിക്കുമാണ് വിജയിച്ചതെങ്കിലും ഈ രംഗത്തെ ഗവേഷണങ്ങളിലൂടെ ഭാഗിക വിജയം നേടിയ ഒരു പറ്റം ശാസ്ത്രകാരന്മാർ കൂടിയുണ്ട്. റോസലിൻഡ് ഫ്രാങ്ക്ളിൻ, മോറിസ് വിൽകിൻസ്, റെയ്മണ്ട് ഗോസ്ലിങ്, ലീനസ് പോളിങ്, അലക്സ് സ്ട്രോക്സ്, ബർട്ടിൽ ജേക്കബ്സൺ എന്നിവരുടെ സംഭാവനകൾ വിലപ്പെട്ടവയാണ്. ഡി എൻ എയുടെ ഘടന കണ്ടെത്തുന്ന ശ്രമങ്ങൾക്ക് വേഗം കൂട്ടിയത് റോസലിൻഡ് ഫ്രാങ്ക്ളിന്റെ ചില പഠനഫലങ്ങളായിരുന്നു. ഈ പഠനങ്ങൾ വെളിവാക്കിയ എക്സ്-റേ വിഭംഗന ചിത്രങ്ങളാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി ആകൃതിയെപ്പറ്റി ഫ്രാൻസിസ് ക്രിക്കിന്റെ മനസ്സിൽ ആദ്യമായി ആശയം ജനിപ്പിച്ചത്. ഡിഎൻഎയ്ക്ക് സ്വയം പകർപ്പെടുക്കൽ (Self replication പകർത്തിയെഴുതൽ (transcription) എന്നീ രണ്ട് പ്രധാന കർമങ്ങളാണുള്ളത്. ഡിഎൻഎ വഹിക്കുന്ന വിവരങ്ങൾ തന്മാത്രയ്ക്കുള്ളിലെ പ്യൂരിൻ, പിരിമിഡിൻ ബേസുകളുടെ അനുക്രമത്തിൽ കോഡുചെയ്യപ്പെട്ട നിലയിലാണുള്ളത്. ഓരോ മാതൃ ഡിഎൻഎ തന്മാത്രയുടെയും യഥാർഥവും കണിശവുമായ രണ്ട് പകർപ്പുകൾ ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് ഡിഎൻഎ ഉൾക്കൊള്ളുന്ന വിവരങ്ങളുടെ ശാശ്വതീകരണം നടക്കുന്നത്. ഇതാണ് പുനരാവർത്തനം എന്നറിയപ്പെടുന്നത്. ഈ വിവരങ്ങളിൽ ഒട്ടുമുക്കാലും പ്രോട്ടീനിന്റെയോ പ്രോട്ടീൻ പ്രവർത്തനം വഴി ലഭ്യമാവുന്ന ഉത്പന്നങ്ങളുടെയോ രൂപത്തിലാണ് വ്യഞ്ജിപ്പിക്കാറുള്ളത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ വ്യഞ്ജിപ്പിക്കൽ പ്രക്രിയ പൂർത്തിയാകുന്നത്. ഡിഎൻഎ ഉൾക്കൊള്ളുന്ന വിവരങ്ങൾ ന്യൂക്ലിയോറ്റൈഡ് അനുക്രമത്തിലാണ് കോഡു ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിനാൽ ഡിഎൻഎയുടെ കർമത്തെ നിർവചിക്കുന്ന കാര്യത്തിൽ ന്യൂക്ലിയോറ്റൈഡ് അനുക്രമത്തിന്റെ നിർധാരണം (determination) വളരെ പ്രാധാന്യമർഹിക്കുന്നു. ഡിഎൻഎ തന്മാത്രയുടെ പരിമാണ പ്രത്യേകതമൂലം ആദ്യകാലത്ത് ഈ നിർധാരണ പ്രക്രിയ വളരെ ക്ലേശകരമായിരുന്നു. ഇന്ന് ഈ രംഗത്ത് കൃത്യതയുള്ള നിരവധി നൂതനമാർഗങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഡിഎൻഎയുടെ ഇരട്ട പിരിയിലുള്ള രൂപം തന്നെ പുനരാവർത്തന ക്രിയാവിധികളെ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ രണ്ട് ഇഴകൾക്കും പരസ്പരപൂരകങ്ങളായ ബേസ് അനുക്രമങ്ങളാണുള്ളത്. അഡിനിൻ യുഗ്മങ്ങൾക്ക് തൈമീനുമായും ഗുവാനിൻ യുഗ്മങ്ങൾക്ക് സൈറ്റോസീനുമായും പരസ്പരപൂരക ബേസ് അനുക്രമം കണ്ടുവരുന്നു. ഡിഎൻഎ തന്മാത്രയുടെ ഏതെങ്കിലും ഒരു ഇഴയുടെ ബേസ് അനുക്രമവും മൊത്തം തന്മാത്രയുടെ ഘടന വെളിവാക്കുന്നു. ഒരു ചെറിയ അകലത്തിൽ പൂരക ഇഴകളെ വേർപെടുത്തുക എന്ന കൃത്യമാണ് പുനരാവർത്തന ക്രിയാവിധിയിലുള്ളത്. ഇതേത്തുടർന്ന് മാതൃ ഇഴകളിൽ ഓരോന്നിലുമുള്ള പൂരക ഇഴകളുടെ സംശ്ലേഷണവും സംഭവിക്കുന്നു. ഈ പ്രക്രിയകളിൽ തെറ്റുകൾ കടന്നുകൂടുന്നത് വളരെ അപൂർവമാണ്. എങ്കിലും എപ്പോഴെങ്കിലും ഒരു തെറ്റു കടന്നുകൂടിയാൽ അത് തിരുത്തപ്പെട്ടില്ലെങ്കിൽ അപകടവുമാണ്. ഇത്തരം തെറ്റുമൂലം വ്യത്യസ്തമാക്കപ്പെടുന്ന തന്മാത്രയിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടാവുന്ന എല്ലാ ഡി എൻ എ സന്തതികളിലും ഈ പിഴവ് ശാശ്വതീകരിക്കപ്പെടുകയും ചെയ്യും. ഈ പ്രത്യേക ഡി എൻ എ തന്മാത്രയ്ക്കു വേണ്ടി കോഡു ചെയ്യപ്പെട്ട പ്രോട്ടീൻ അനുക്രമത്തെ ഈ മാറ്റം തകിടം മറിക്കുന്നു. ഇതുമൂലം പ്രോട്ടീൻ പ്രവർത്തനം തന്നെ നിലയ്ക്കുകയോ വ്യത്യസ്തമാവുകയോ ചെയ്യുന്നു. ഡി എൻ എയുടെ ബേസ് അനുക്രമത്തിലുണ്ടാവുന്ന വ്യതിയാനം വഴിയാണ് ഉത്പരിവർത്തനം (mutation) സംഭവിക്കാറുള്ളത്. പകർത്തിയെഴുത്ത് എന്ന പ്രക്രിയയുടെ അടിസ്ഥാന ക്രിയാവിധി ബേസ് യുഗ്മന (pairing)ത്തിൽ അധിഷ്ഠിതമാണ്. ഔപചാരികാർഥ കല്പനയിൽ ഇത് പുനരാവർത്തന പ്രക്രിയയ്ക്ക് സമാനമാണെന്നു പറയാം. ഇവിടെ ഡി എൻ എയുടെ ഒരു ഇഴയുടെ പകർപ്പെടുക്കൽ മാത്രമേ നടക്കുന്നുള്ളൂ എന്ന വ്യത്യാസമേയുള്ളു. ഡിഓക്സിറൈബോസിനു പകരം റൈബോസ് ഉൾക്കൊള്ളുന്നു എന്നതാണ് ഡി എൻ എയിൽ നിന്നും ആർഎൻഎയ്ക്കുള്ള വ്യത്യാസം. അതോടൊപ്പം രണ്ട് പിരിമിഡിൻ ബേസുകളിൽ ഒന്നായ തൈമീനെ യുറാസിൽ പ്രതിസ്ഥാപിക്കുന്നു എന്നതും മറ്റൊരു വ്യത്യാസമാണ്. രണ്ടാമത്തെ വ്യത്യാസം ബേസ് യുഗ്മത്തിന്റെ അടിസ്ഥാന പ്രതിരൂപത്തിൽ അഡിനിൻ യുറാസിലുമായി യുഗ്മനവിധേയമാകുന്നു എന്നതൊഴിച്ച് മറ്റൊരു വ്യതിയാനവും വരുത്തുന്നില്ല. പൊതുവായി പറഞ്ഞാൽ ജീവജാലത്തിന്റെ സങ്കീർണത കൂടുന്നതിന് ആനുപാതികമായി അവയുടെ ഓരോ കോശത്തിലുമുള്ള ഡിഎൻഎയുടെ അളവും വർധിച്ചുവരുന്നു. എന്നാൽ ബന്ധുത്വമുള്ള ജീവി സംഘങ്ങൾ തമ്മിൽ കൂടിയതോതിലുള്ള വ്യതിയാനങ്ങളാണ് കണ്ടുവരുന്നത്. വൈറസുകളിൽ ഓരോ കണ (particle)ത്തിലും 6 X 10-19 ഗ്രാം എന്ന കുറഞ്ഞ നിരക്കിലുള്ള ഡി എൻ എ മാത്രമാണുള്ളത്. എന്നാൽ സസ്യകോശങ്ങളിൽ അഗുണിത കോശങ്ങളിലെ ഡി എൻ എ അളവ് 2 X 10-10 വരെയാണ്. ചെറിയ വൈറസുകളിലും ബാക്ടീരിയകളിലും പോളിപെപ്റ്റൈഡുകൾക്കുവേണ്ടിയാണ് ഡിഎൻഎ കോഡു ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ഓരോ അനുക്രമവും ഒരു പ്രാവശ്യം മാത്രമേ പ്രതിനിധാനം ചെയ്യപ്പെടുന്നുള്ളു. എന്നാൽ പരിണാമപരമായി ഉയർന്ന ജീവജാലങ്ങളിൽ മിക്ക അനുക്രമങ്ങളും 102 മുതൽ 107 ആവർത്തികൾ വരെ ആവർത്തിക്കപ്പെടാറുണ്ട്. അതുപോലെതന്നെ അധികം ഡിഎൻഎയും പോളിപെപ്റ്റൈഡുകളായിട്ടല്ല വ്യഞ്ജിക്കപ്പെട്ടിട്ടുള്ളത്. ഉയർന്ന സസ്യവർഗത്തിലെ ഒരു വിഭാഗത്തിനുള്ളിൽ തന്നെ ഓരോ കോശത്തിലെയും ഡിഎൻഎയുടെ അളവ് നൂറിരട്ടി വരെ വ്യത്യസ്തമാവാറുണ്ട്. ശ്വാസകോശ മത്സ്യങ്ങളിൽ മറ്റ് മത്സ്യയിനങ്ങളിലുള്ളതിനേക്കാൾ നൂറിരട്ടി ഡിഎൻഎ കാണപ്പെടുന്നു. ഒരു ജീനസ്സിലും സ്പീഷീസിലും ഉള്ള ജീവികൾക്കിടയിൽപ്പോലും ഓരോ കോശത്തിലെയും ഡിഎൻഎയുടെ അളവിൽ പ്രകടമായ വ്യതിയാനം ദർശിക്കാനാവും. ഈ വ്യതിയാനങ്ങളുടെ കാരണങ്ങളെപ്പറ്റി വ്യക്തമായ അറിവ് ഇതുവരെ ലഭ്യമായിട്ടുമില്ല. കോശകേന്ദ്രത്തിലെ ക്രോമസോമുകളിലടങ്ങിയിട്ടുള്ള ഡിഎൻഎ കൂടാതെ മറ്റ് ഡിഎൻഎ തന്മാത്രകളെക്കൂടി ധാരാളം കോശങ്ങൾ ഉൾക്കൊള്ളാറുണ്ട്. ബാക്ടീരിയകളിൽ പ്ലാസ്മിഡുകളിലാണ് ഡിഎൻഎ കാണപ്പെടുന്നത്. ഇവയിൽ ഉർവരത (fertility ഔഷധങ്ങൾ ആന്റിബയോട്ടിക്കുകൾ എന്നിവയ്ക്കെതിരെയുള്ള പ്രതിരോധം എന്നിവയ്ക്കായുള്ള ജീനുകൾ പ്ലാസ്മിഡുകളിലാണ് കാണപ്പെടുന്നതെന്നും പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്ലാസ്മിഡുകൾ സ്വയം പുനരാവർത്തന വിധേയമാവാറുണ്ട്. ചില ഘട്ടങ്ങളിൽ ഇവ ക്രോമസോമിൽ ലയിച്ചു ചേരുന്നതായും കണ്ടുവരുന്നു. പ്ലാസ്മിഡ് ഡി എൻ എകളുടെ വലിപ്പക്കുറവ് അവയുടെ ഘടനയുടെ വിശദപഠനത്തിന് സഹായകവുമാണ്. പരിണാമപരമായി ഉയർന്ന ജന്തുക്കളിൽ മൈറ്റോകോൺഡ്രിയ, ക്ലോറോപ്ലാസ്റ്റ് കോശാംഗങ്ങളിലും അവയുടെ തനതായ ഡിഎൻഎ കാണപ്പെടുന്നു. അതിപുരാതനകാലത്തെ ഈ ജന്തുക്കളുടെ പരിണാമപരമായ വ്യുൽപ്പത്തിയെപ്പറ്റിയുള്ള സൂചനകൾ ഇതിലൂടെ ലഭ്യമാണെന്ന് ശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഇത്തരം ഡിഎൻഎകളുടെ പുനരാവർത്തനം കോശകേന്ദ്രത്തിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ് നടക്കുന്നതെങ്കിലും ഇവ പ്രത്യേകം പുനരാവർത്തക ഘടകങ്ങളായിട്ടാണ് വർത്തിക്കാറുള്ളത്. മനുഷ്യ ശരീരത്തിൽ ഏതാണ്ട് മുപ്പത്തി അയ്യായിരം ജീനുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ സംഖ്യ എലിയിൽ 30000 മുതൽ 45000 വരെയും പുഴുക്കളിൽ 19000 ആണെന്നും ഓർക്കണം. ഇതിന്റെ അർഥം ജീനുകളുടെ സംഖ്യയുടെ കാര്യത്തിൽ മനുഷ്യൻ മറ്റു ജീവികളേക്കാൾ അത്ര ഉയരത്തിലൊന്നുമല്ലെന്നു തന്നെയാണ്. ക്രോമസോമുകളിലെ ഡി എൻ എയുടെ കാര്യത്തിൽ മനുഷ്യനും ചിമ്പാൻസിയും തമ്മിൽ 98% സാമ്യമുണ്ടെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഡിഎൻഎയുടെ ഘടനയും അതുവഴി മനുഷ്യന്റെ ജനിതക രഹസ്യവും കണ്ടെത്തുന്നതിൽ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷനും ബയോ ഇൻഫർമാറ്റിക്സും സാരമായ പങ്കുവഹിച്ചിട്ടുണ്ട്. ജനിതക ഗവേഷണത്തിനുള്ള യന്ത്രോപകരണങ്ങൾക്കായാണ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ എന്ന ശാസ്ത്രശാഖ രൂപപ്പെട്ടത്. ജനിതക ഗവേഷണത്തിൽ കമ്പ്യൂട്ടറുകളുടേയും സൂപ്പർ കമ്പ്യൂട്ടറുകളുടേയും ഉപയോഗം ബയോ ഇൻഫർമാറ്റിക്സ് എന്ന ശാസ്ത്രശാഖയ്ക്കും രൂപം നൽകി. ഈ രണ്ടു ശാസ്ത്രശാഖകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവന്ന പഠനങ്ങളാണ് മനുഷ്യരുടെ ജനിതക രഹസ്യം വെളിവാക്കുന്നതിൽ വിജയം കൈവരിച്ചിരിക്കുന്നത്. ജീനുകളിലടങ്ങിയിരിക്കുന്ന ഡിഎൻഎയുടെ ഘടനയുടെ ഏതാണ്ടൊരു പൂർണരൂപം കണ്ടെത്തിയതിലൂടെ മനുഷ്യന്റെ ജനിതക ഘടനയും പൂർണമായും വെളിവാക്കപ്പെടുന്നു. ഒരു വ്യക്തി ആരെന്നോ അയാളുടെ പ്രവർത്തനങ്ങൾ എന്തെന്നോ അറിയാതെ, അയാളെക്കുറിച്ചുള്ള സർവവിവരങ്ങളും ഭാവിയിൽ അയാൾക്ക് എന്തൊക്കെ അസുഖങ്ങൾ വരാനുള്ള സാധ്യതകളുണ്ടെന്നും വരെ അയാളുടെ ജനിതക ഘടന പഠിച്ച് പ്രവചിക്കാനാവും. ഒരു വ്യക്തിയുടെ വ്യതിരിക്ത ജനിതക ഘടന ഒരു തുള്ളി രക്തത്തിലൂടെ തിരിച്ചറിയാനാകും എന്നത് ഈ രംഗത്തുണ്ടായ വിപ്ലവകരമായ ഒരു മുന്നേറ്റമാണ്. ഭാവിയിൽ രോഗം ഉണ്ടാക്കാൻ സാധ്യതയുള്ള ജീനുകളെ തിരിച്ചറിയാനും ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന്ന അപകട ജീനുകൾ ഏതു സാഹചര്യത്തിൽ പ്രവർത്തന നിരതമാകുമെന്നു കണ്ടെത്താനും കഴിയും. ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ ജനിതക ഘടന തയ്യാറാക്കുന്നതോടെ ഏത് ഡി എൻ എ ജോടിയാണ് ക്രമരഹിതമായി പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാം. ഇതോടെ കാൻസർ, എയ്ഡ്സ്, പ്രമേഹം തുടങ്ങി മനുഷ്യരാശിയെ നേരിടുന്ന ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തുവാൻ വൈദ്യശാസ്ത്രത്തിനു കഴിയും. ആധുനിക പഠനങ്ങളിലൂടെ മനുഷ്യന്റെ ജനിതക ഘടന കണ്ടുപിടിച്ചതുകൊണ്ട് അത്ഭുതാവഹമായ പ്രയോജനങ്ങളാണ് മനുഷ്യനു ലഭ്യമാകാൻ പോകുന്നത്. രോഗങ്ങളുടെ കൃത്യമായ നിർണയം, ഭാവിയിലെ രോഗസാധ്യതയെപ്പറ്റിയുള്ള പ്രവചനം, മനുഷ്യശരീരഘടനയ്ക്ക് ഇണങ്ങുന്ന ഔഷധങ്ങളുടെ രൂപകല്പന, ജനിതക നിയന്ത്രണങ്ങളിലൂടെയുള്ള രോഗചികിത്സ, ശരീരത്തിനു യോജിച്ച ഔഷധ അളവിന്റെ കണ്ടെത്തൽ, അവയവമാറ്റ ശസ്ത്രക്രിയകളിൽ നടത്താനാവുന്ന കൃത്യ 'മാച്ചിംഗ്' അഥവാ ചേർച്ച എന്നിവ ഈ പ്രയോജനങ്ങളിൽ ചിലതു മാത്രമാണ്. കുറ്റാന്വേഷണ രംഗത്തിനും ഈ ജനിതക മാപ്പിംഗ് നിരവധി സംഭാവനകൾ നൽകുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു ലഭ്യമാവുന്ന മുടി, രക്തം, ഉമിനീർ എന്നിവയിൽ നിന്നും കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ യഥാർഥ ജനിതക ഘടന കണ്ടെത്തി ആ പ്രത്യേക വ്യക്തിയെ കണ്ടെത്താനാവും. ജനിതക ദൗർബല്യങ്ങളിലൂടെ രോഗപ്രതിരോധശേഷി നശിച്ച് അന്യം നിൽക്കാൻ പോകുന്ന ജീവി വർഗങ്ങളെ കണ്ടെത്താനും ഈ ജനിതക മാപ്പിംഗ് സൌകര്യമൊരുക്കുന്നു. പരിസര മലിനീകരണം നടത്തുന്ന ബാക്ടീരിയകളേയും മറ്റു സൂക്ഷ്മജീവികളേയും വേർതിരിച്ചറിയാനും അവയെ നശിപ്പിക്കാനുള്ള സംവിധാനം ഒരുക്കാനും ജനിതക മാപ്പിംഗിലൂടെ സാധ്യമാകുന്നതാണ്. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിഓക്സിറൈബോ ന്യൂക്ളിയിക് അമ്ളം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. വിക്കിചൊല്ലുകളിലെ ഡി.എൻ.എ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: വിക്കിവേഴ്സിറ്റിയിൽ ഡി.എൻ.എ പറ്റിയുള്ള പഠന സാധനങ്ങൾ ലഭ്യമാണു് വിക്കിമീഡിയ കോമൺസിലെ DNA എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. ഈ ഓഡിയോ ഫയൽ താളിന്റെ 2007-02-12 എന്ന ദിവസം എഡിറ്റ് ചെയ്തതിൻ പ്രകാരമാണ്‌ നിർമ്മിച്ചിരിക്കുന്നത് അതു കാരണം താളിലെ പുതിയ മാറ്റങ്ങൾ ഇവിടെ പ്രതിഫലിക്കണമെന്നില്ല ശ്രാവ്യ സഹായി) പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:16, 20 മാർച്ച് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നിങ്ങൾ ഇപ്പോഴും ഇവയിലല്ലേ ടെലിഗ്രാം ചാനലുകൾ ഞങ്ങൾ നിങ്ങളെ അടുത്തതായി എന്താണ് ഇടാൻ പോകുന്നത്? അപ്പോൾ നിങ്ങൾക്ക് ഈ ടെലിഗ്രാം ഗ്രൂപ്പുകളിൽ മാത്രമേ വേഗത്തിൽ കണ്ടെത്താനാകുന്ന ധാരാളം ഉള്ളടക്കങ്ങളും തീമുകളും ഓഫറുകളും പ്രമോഷനുകളും നഷ്ടപ്പെടുന്നു. വളരെ വേഗത്തിൽ നിങ്ങൾക്ക് ഒന്നുപോലും നഷ്ടമാകില്ല, വാഗ്ദാനം ചെയ്തു. ഇത് ഓഫറുകളെക്കുറിച്ച് മാത്രമല്ല, മനോഹരമായ ശൈലികൾ, ടെക് ഗ്രൂപ്പുകൾ, ഹ്യൂമർ ഗ്രൂപ്പുകൾ എന്നിവയും നിങ്ങൾ കണ്ടെത്തും, മറ്റ് ഗ്രൂപ്പുകളിൽ നിങ്ങൾക്ക് വാൾപേപ്പറുകൾ കണ്ടെത്താനും രാവിലെ വാർത്തകൾ വായിക്കാനും കഴിയും. ഈ ലേഖനത്തിൽ, ഞങ്ങൾ നിങ്ങളോട് പറഞ്ഞതുപോലെ, സംസാരിക്കാൻ ഞങ്ങൾ അങ്ങനെ ചെയ്യാൻ പോകുന്നു നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന മികച്ച ചാനലുകളുടെ ഒരു സമാഹാരം ഈ തൽക്ഷണ സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിലും എല്ലാറ്റിനുമുപരിയായി, നിങ്ങൾക്ക് യാതൊരു ചെലവുമില്ലാതെ ചേരാനാകും. ഞങ്ങളെ ശ്രദ്ധിക്കുക, ടെലിഗ്രാമിൽ ആയിരക്കണക്കിന് ആയിരക്കണക്കിന് ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്, അതിനാൽ, ഇതുപോലുള്ള ഒരു ടോപ്പിലോ ലിസ്റ്റിലോ ശ്രദ്ധിക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് തിരയാൻ തുടങ്ങിയാൽ നിങ്ങൾക്ക് ഭ്രാന്താകും. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഞങ്ങൾ ഒരു ചെറിയ വിഭാഗം നിർമ്മിക്കാൻ പോകുന്നു, അതിൽ ഒരു ഗ്രൂപ്പും ചാനലും തമ്മിലുള്ള വ്യത്യാസം ഞങ്ങൾ നിങ്ങളോട് പറയും. 1 എന്താണ് ഒരു ടെലിഗ്രാം ചാനൽ, എന്താണ് ഒരു ടെലിഗ്രാം ഗ്രൂപ്പ്? അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്താണ് ഒരു ടെലിഗ്രാം ചാനൽ, എന്താണ് ഒരു ടെലിഗ്രാം ഗ്രൂപ്പ്? അവ തമ്മിലുള്ള വ്യത്യാസങ്ങൾ ആശയവുമായി പൊരുത്തപ്പെടാൻ, ടെലിഗ്രാമിൽ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ശൈലിയിലുള്ള ഗ്രൂപ്പുകളും പൊതു അല്ലെങ്കിൽ സ്വകാര്യ ചാനലുകളും കാണാം. ഒരു ടെലിഗ്രാം ചാനലും ഒരു ഗ്രൂപ്പും തമ്മിലുള്ള വ്യത്യാസം അത്രയേയുള്ളൂ ചാനലുകളിൽ നിങ്ങൾക്ക് ഒരിക്കലും സംസാരിക്കാൻ കഴിയില്ല, ഇത് സൃഷ്ടിക്കുന്ന അല്ലെങ്കിൽ മറ്റുള്ളവരെ അധികാരപ്പെടുത്തുന്ന വ്യക്തിക്ക് മാത്രമേ സംസാരിക്കാൻ കഴിയൂ, അതുകൊണ്ടാണ് അവർ വിവരങ്ങൾ നൽകാനും ഓഫറുകൾ നൽകാനും മറ്റ് തരത്തിലുള്ള കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. നിങ്ങൾ ഈ ചാനലിൽ വന്നുകഴിഞ്ഞാൽ, നിങ്ങൾക്ക് വിവരങ്ങൾ മാത്രമേ ലഭിക്കൂ, അഡ്മിനിസ്ട്രേറ്റർമാർ ചാനലിൽ പോസ്റ്റുചെയ്യുന്ന ഫയലുകൾ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനാകും. അവസാനമായി, ഈ ചാനലുകളിൽ ചാനലിൽ പ്രവേശിക്കാൻ കഴിയുന്ന ആളുകളുടെ ഒരു പരിധി ഞങ്ങൾ കണ്ടെത്തുകയില്ലെന്ന് പറയണം. എന്താ വരൂ ഗ്രൂപ്പ് തികച്ചും വ്യത്യസ്തമാണ് ഞങ്ങൾ നിങ്ങളോട് വിശദീകരിച്ചത് എന്തെന്നാൽ, നിങ്ങൾക്ക് സംസാരിക്കാനോ ഫോട്ടോകൾ അയയ്ക്കാനോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയും. മറ്റുള്ളവരുമായി സംസാരിക്കാനുള്ള മികച്ച സോഷ്യൽ ചാറ്റ് സൈറ്റുകൾ ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് നൽകാൻ, പൊതു ചാനലുകൾ ഉണ്ടെങ്കിലും സ്വകാര്യ ചാനലുകളും ഉണ്ടാകും എന്ന് പറയണം. സ്വകാര്യമായവ വ്യക്തിപരമായ ചാനലുകളാണ്, അവരെ ഏതെങ്കിലും വിധത്തിൽ വിളിക്കാൻ, അവർ നിങ്ങളെ ക്ഷണിച്ചില്ലെങ്കിൽ നിങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല നിങ്ങൾക്ക് ഒരു പ്രശ്നവുമില്ലാതെ പൊതുജനങ്ങളിൽ ചേരാനാകും. ഒരു പൊതു ചാനലിൽ ചേരാൻ നിങ്ങൾക്ക് ലിങ്ക്, ക്ഷണം അല്ലെങ്കിൽ ഒരേ ടെലിഗ്രാം ആപ്ലിക്കേഷനിൽ തിരയുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും. ഇതെല്ലാം അറിഞ്ഞുകഴിഞ്ഞാൽ, ഞങ്ങൾ കണ്ടതും പരീക്ഷിച്ചതുമായ മികച്ച ടെലിഗ്രാം ചാനലുകൾ ഉപയോഗിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കാൻ ഞങ്ങൾ മുന്നോട്ടുപോകും. നമുക്ക് അവിടെ പോകാം! ഈ ചാനലുകൾ ആക്‌സസ് ചെയ്യുന്നതിന് ഞങ്ങൾ അവരുടെ പേര് നിങ്ങൾക്ക് നൽകുന്നു, ഈ ലേഖനത്തിൽ നിങ്ങൾ കണ്ടെത്തുന്ന പേര് നൽകിക്കൊണ്ട് നിങ്ങൾ ആപ്പിൽ നിന്ന് മാത്രം തിരയേണ്ടതുണ്ട്. നിങ്ങൾ ഭാഷകൾ പഠിക്കുന്നുണ്ടോ? അടുത്തതായി ഞങ്ങൾ നിങ്ങളെ വിടാൻ പോകുന്ന ഈ ഗ്രൂപ്പുകൾ ഭാഷാ പഠനത്തിന് നിങ്ങളെ സഹായിക്കാൻ പോകുന്നു. ഈ ഗ്രൂപ്പുകളിൽ നിങ്ങൾക്ക് വിവിധ വിവർത്തനങ്ങൾ, ഉച്ചാരണം, പദപ്രയോഗങ്ങൾ, പദപ്രയോഗങ്ങൾ, മറ്റ് പ്രശ്നങ്ങളില്ലാതെ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്ന മറ്റ് തരത്തിലുള്ള കാര്യങ്ങൾ എന്നിവ പഠിക്കാനാകും. രണ്ട് ഗ്രൂപ്പുകളുടെയും പേര് 'ഇംഗ്ലീഷ് ലാംഗ്വേജസ് ലാൻഡ് രണ്ടാമതായി 'ഇംഗ്ലീഷ് എവരിഡേ'. നിങ്ങൾ മുമ്പ് ഭാഷകൾ പഠിച്ചിരുന്നെങ്കിലും ഒരു നിമിഷം നിങ്ങൾ ഒരു മുഴുവൻ അടുക്കളയായി മാറിയെങ്കിൽ, ഇത് നിങ്ങളുടെ ടെലിഗ്രാം ചാനലുകളാണെന്നതിൽ സംശയമില്ല. ഈ പാചക ചാനലുകളിൽ നിങ്ങൾ മികച്ച വിഭവങ്ങൾ, പാചകക്കുറിപ്പുകൾ, എല്ലാറ്റിനുമുപരിയായി, ഒരു പൊതു പാചക പാചകക്കാരനെപ്പോലെ എങ്ങനെ പാചകം ചെയ്യാമെന്ന് പഠിക്കാനുള്ള പ്രചോദനം ലഭിക്കും. നിങ്ങളുടെ റൊമാന്റിക് തീയതി അല്ലെങ്കിൽ ഈ പാചക ഗ്രൂപ്പുകളുമായുള്ള സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയിൽ അത്താഴം തയ്യാറാക്കുക. നിങ്ങൾ ധാരാളം കണ്ടെത്തും, പക്ഷേ പ്രധാനമായും ഞങ്ങൾ കണ്ടത് ഏറ്റവും മികച്ചതാണ് 'ഭക്ഷണത്തോടുള്ള സ്നേഹം'. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, മെസഞ്ചർ, ആപ്പിൾ സന്ദേശങ്ങൾ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ വീഡിയോ ഗെയിം ചാനലുകളും വ്യത്യസ്ത ആപ്പുകളും PC- യ്‌ക്കായി ഗെയിമുകൾ ഡൗൺലോഡുചെയ്യുന്നതിനുള്ള 5 മികച്ച പേജുകൾ നിങ്ങൾ ഒരു നല്ല ഗെയിമർ ആണോ? ഈ ടെലിഗ്രാം ചാനലുകളുള്ള വീഡിയോ ഗെയിം മേഖലയിൽ നിന്നുള്ള ഒരു ഓഫറോ വാർത്തയോ നിങ്ങൾക്ക് നഷ്ടമാകില്ല. നിങ്ങൾക്ക് ലഭിക്കുന്നത്, മികച്ച വീഡിയോ ഗെയിമുകളുടെ എല്ലാ releദ്യോഗിക റിലീസുകളെക്കുറിച്ചും നിങ്ങൾ കണ്ടെത്തും, നിങ്ങളുടെ മൊബൈൽ ഫോണിൽ കളിക്കാൻ നിരവധി APK- കൾ ഡൗൺലോഡ് ചെയ്യാനുള്ള ചാനലുകളും നിങ്ങൾ കണ്ടെത്തും. ചോദ്യം ചെയ്യപ്പെടുന്ന ചാനലുകൾ ഇനിപ്പറയുന്നവയാണ്: റെട്രോ കൺസോളുകൾ, ഗെയിമുകൾ, കമ്മ്യൂണിറ്റി APK ഫുൾ പ്രോ റീബോൺ, സ്വിച്ച് മാനിയ, പ്ലേമോബിൽ, ലെഗ്ഓഫേഴ്സ്, ഓഫർസ്പ്ലേസ്റ്റേഷൻ ഗെയിമുകൾ, ഓഫർസ്ബോക്സ് ഗെയിമുകൾ, ഓഫേഴ്സ്നിൻഡോ ഗെയിംസ്. ടെലിഗ്രാമിൽ ഓഫറുകളും വിലപേശലും കണ്ടെത്താനുള്ള ചാനലുകൾ നിങ്ങൾ പതിവായി ഇന്റർനെറ്റിൽ ഷോപ്പിംഗ് നടത്തുന്നുണ്ടോ? ശരിയായ നിമിഷത്തിനായി കാത്തിരിക്കുകയും ഓഫർ തിരയുകയും ചെയ്യുന്നവരിൽ ഒരാളാണെങ്കിൽ നിങ്ങൾക്ക് വിലപേശാൻ കഴിയുമെന്ന് അപ്പോൾ നിങ്ങൾക്കറിയാം. ശരി, ഓഫറുകളുടെയും വിലപേശലുകളുടെയും ഈ ചാനലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നുപോലും നഷ്ടമാകില്ല, ഞങ്ങൾ അത് ഉറപ്പ് നൽകുന്നു. മൊബൈൽ ഫോണുകളിലോ സാങ്കേതികവിദ്യയിലോ നിങ്ങൾ തൽക്ഷണം ഓഫറുകൾ കണ്ടെത്തും, നിങ്ങളുടെ കൈയിൽ ഓഫർ പ്രയോജനപ്പെടുത്താനോ അല്ലെങ്കിൽ മികച്ചത് നോക്കാനോ തീരുമാനിക്കുന്നു. അവസാനം, ഇന്റർനെറ്റിൽ നിലവിലുള്ള ഏറ്റവും മികച്ച ഓഫർ ഇതാണെന്ന് ഈ ചാനലുകൾ നിങ്ങളെ അറിയിക്കും. ടെലിഗ്രാമിൽ നിങ്ങൾ കണ്ടെത്തുന്ന ഓഫർ ചാനലുകൾ ഇനിപ്പറയുന്നവയാണ്: Aliexpress, Xiaomi Day, വിലപേശൽ മേഖല, Andro4all വിലപേശൽ. അവസാനമായി, ഞങ്ങൾ വായനക്കാരെ മറക്കാൻ പോകുന്നില്ല. അതെ, നിങ്ങൾക്കായി ടെലിഗ്രാമിൽ ചാനലുകളും ഉണ്ട്. നിങ്ങൾക്ക് വായന ഇഷ്ടമാണെങ്കിൽ നിങ്ങൾക്ക് വായിക്കാൻ ധാരാളം ചാനലുകൾ കാണാം വ്യത്യസ്ത തലക്കെട്ടുകൾ. ടെലിഗ്രാം ആപ്പിൽ നിന്ന് തന്നെ നിങ്ങൾക്ക് അവയെ ഒരു പൊതുനിയമമായി ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ അത് നിങ്ങളെ അതിന്റെ വ്യത്യസ്ത ഫോർമാറ്റുകളിൽ ലഭ്യമാകുന്ന സ്ഥലത്തേക്ക് റീഡയറക്ട് ചെയ്യും. അവർ നിങ്ങൾക്ക് പ്രമോഷനുകളും പാസാക്കുന്നതിനാൽ നിങ്ങൾക്ക് പ്രയോജനം നേടാനും വാങ്ങാനും കഴിയും. സ PDF ജന്യ PDF മാസികകൾ എവിടെ നിന്ന് ഡ download ൺലോഡ് ചെയ്യാം ഞങ്ങൾ സംസാരിക്കുന്ന വായനാ ചാനലുകൾ ഇനിപ്പറയുന്നവയാണ്: സൗജന്യ ഇ -ബുക്കുകൾ, 8 ഫ്രീബുക്സ്.നെറ്റ്, എല്ലാ സൈക്കോളജി, ബൈബിൾ വസ്തുതകൾ. നീ എന്ത് ചിന്തിക്കുന്നു? നിങ്ങളുടെ തീം ഞങ്ങൾ കണ്ടെത്തിയോ? നിങ്ങൾ അത് കണ്ടെത്തിയില്ലെങ്കിൽ, അഭിപ്രായ ബോക്സിൽ ഞങ്ങളോട് പറയുക, അതുവഴി ഞങ്ങൾക്ക് കൂടുതൽ ആഴത്തിൽ പോയി നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ ടെലിഗ്രാം ചാനലുകൾ തിരയാൻ കഴിയും. അടുത്ത ലേഖനത്തിൽ കാണാം! ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: മൊബൈൽ ഫോറം » സോഷ്യൽ നെറ്റ്വർക്കിംഗ് » കന്വിസന്ദേശം » തീമുകളാൽ വിഭജിക്കപ്പെട്ട 6 മികച്ച ടെലിഗ്രാം ചാനലുകൾ നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. വിൻഡോസ് വാൾപേപ്പറുകൾ ഡൗൺലോഡ് ചെയ്യുക: 10 മികച്ച പേജുകൾ ഫോർട്ട്‌നൈറ്റ് പിന്തുണയ്‌ക്കുന്നില്ലെങ്കിൽ അത് എങ്ങനെ ഡൗൺലോഡ് ചെയ്യാം സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാനായി ജീവിക്കുന്നവരും എന്ന് രണ്ട് തരമായി ഭക്ഷണക്കാര്യത്തിൽ ജനത്തെ തരംതിരിക്കാം. അതിൽ ഭക്ഷിക്കാനായി ജീവിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പ്രത്യേകിച്ചും കേരളത്തിൽ. അത് എന്തുമായിക്കോട്ടേ ഭക്ഷണം അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ അതിൽ നാവിനു രുചിക്കുന്നത് അപകടകാരികളാണെന്ന് അറിയുന്നവർ എത്രപേരുണ്ട്. വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇന്ന് എത്രപേർ കഴിക്കുന്നുണ്ട്? എല്ലാപേർക്കും ഹോട്ടൽ ഭക്ഷണത്തോടാണ് പ്രിയം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹം കൂടി കലരുന്നതിനാൽ മായം ചേർക്കാൻ മടിക്കും. എന്നാൽ ഹോട്ടൽ ഭക്ഷണത്തിൽ ലാഭമാണ് കൂടുതൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ മായം കൂടുതലുമായിരിക്കും. പണ്ടുകാലത്ത് രാവിലെ പഴങ്കഞ്ഞിയും പുഴുക്കും കഴിച്ചാണ് ജോലിക്കു പോയിരുന്നത്. അത് മാറി, ദോശയും പുട്ടും അപ്പവുമൊക്കെ ആ സ്ഥാനം കൈയ്യേറി. അപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന സത്യം അതിലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ആ ശീലവും മാറി അവർ പ്രഭാത ഭക്ഷണമാക്കുന്നത് ന്യൂഡിൽസും കോളയുമൊക്കെയാണ്. ഇതിൻറെയൊക്കെ ദൂഷ്യ വശങ്ങൾ അറിഞ്ഞു കൊണ്ടു തന്നെയാണ് വലിച്ചു വാരി തിന്നുന്നതെന്നതും ഞെട്ടിക്കുന്ന കാര്യമാണ് ഷവർമ്മാ ദുരന്തവും, ന്യൂഡിൽസിലെ പല്ലിയുടെ അവശിഷ്ടവുമൊക്കെ നാം വാ‌ർത്തകളിൽ വായിച്ച് കളയുകയാണ്. ഒരു സംഭവം ഉണ്ടാകുമ്പോൾ കുറേ പരിശോധനകളും ആക്രോശങ്ങളും മറ്റും നടക്കും. എന്നാൽ മൂന്നിൻറെ അന്ന് അതൊക്കെ മറന്ന് നാം പഴയ ശീലങ്ങളിലേക്കു കൂപ്പുകുത്തും. ഇതാണ് കേരളീയ മനശാസ്ത്രമെന്ന് അറിയാവുന്ന കച്ചവട കുതന്ത്ര പ്രമാണികൾ പരസ്യത്തിലൂടെ നമ്മുടെ കുരുന്നു മനസ്സുകളിൽ പോലും വിഷം കുത്തിവച്ച് ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അടിമകളാക്കി രോഗികളാക്കുകയാണ്. എനിക്കു തോന്നുന്നത് ഇത്തരത്തിലുള്ള ആഹാരങ്ങൾ നമ്മെക്കൊണ്ട് തീറ്റിക്കാൻ മുൻകൈ എടുക്കുന്നത് മരുന്നു കമ്പനികളാണോ എന്നാണ്. ആഹാരക്രമത്തിലൂടെ രോഗത്തെ ചെറുക്കാമെന്നാണ് ആരോഗ്യ ശാസ്ത്രങ്ങളെല്ലാം പറയുന്നത്. എന്നാൽ അതിനെക്കുറിച്ച് വിരളമായി മാത്രമാണ് പരസ്യം വരുന്നത്. പിറക്കുമ്പോൾ മുതൽ രോഗം നമ്മെ വേട്ടയാടുകയാണ്. അതിന് അൽപമെങ്കിലും പ്രതിവിധി നേടാൻ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കുവാൻ വരും തലമുറയെ ശീലിപ്പിക്കുക എന്നതു മാത്രമേ ഉള്ളു. അതിനും ഇനി തരമില്ലാത്ത സ്ഥിതിയാണ്. അന്യ സംസ്ഥാനങ്ങൾ കേരളത്തിനായി നൽകുവാനുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നത് കൊടും വിഷം ചേർത്താണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനെ എങ്ങനെ അതിജിവിക്കാം. ജീവിത ശൈലി മാറ്റുകയേ വഴിയുള്ളു. അതേ തരമുള്ളു. നമ്മുടെ ആരോഗ്യം ആഹാരത്തിലൂടെ നമ്മൾതന്നെ സംരക്ഷിക്കണമെന്ന പാഠം L K G മുതലേ പഠന വിഷയ മാക്കേണ്ടതും അത്യാവശ്യമാണ്. മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയ Leelamony V K ശ്രീമദ് ഭഗവദ്ഗീതാശ്രീലകം പുസ്തകപരിചയം ലീലാമണി വി. കെ ശ്രീമദ് ഭഗവദ്ഗീതാശ്രീലകം താമരശ്ശേരിയിൽ സുകുമാരൻനായരുടെയും Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available താങ്ക്സ് ഗിവിങ്ങ് ഡേ വ്യസ്തമാക്കി ന്യൂജേഴ്സിയിലെ കുട്ടികൾ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി ഈ ഓണാഘോഷത്തിൻ്റെ വിജയത്തിനായി ചുക്കാൻപിടിച്ച കെ സി സി ദുബായ് ട്രഷറർ അലക്സാണ്ടർ കുര്യാക്കോസ്, ലൂക്കോസ് തോമസ് എരുമേലിക്കര,മനു എബ്രഹാം നടുവത്തറ, തുഷാർ ജോസ് കണിയാമ്പറമ്പിൽ എന്നിവരുടെയും ദുബായ് യൂണിറ്റിന്റെ ഭാഗമായ KCYL, KCSL KCWA എന്നീ സംഘടനകളുടെ പ്രവർത്തനം വളരെ പ്രശംസനീയം ആയിരുന്നു. ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി ഞാറ പക്ഷികളുടെ ചിറകിലേറി റെജി തോമസ് തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഫണ്ട് കൈമാറി കോവിഡ് 19 നിർമ്മാർജ്ജനത്തിനായി ദിവ്യകാരുണ്യ സന്നിധിയിൽ കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 “നാളെ ബിർമിങ്ഹാമിൽ തത്സമയം ക്നാനായ പത്രത്തിൽ കൂടല്ലൂരിൽ നിന്നും ഒരു അഡ്വക്കേറ്റും കൂടി കുടുംബശാക്തീകരണ പദ്ധതി – ഗുണഭോക്തൃ സംഗമവുംപരീശീലന കളരിയും സംഘടിപ്പിച്ചു കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി T20 World Cup എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം – News18 Malayalam T20 World Cup എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം T20 World Cup എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു. ടി20 ലോകകപ്പില്‍(T20 World Cup) ന്യൂസിലന്‍ഡിനെതിരെ(New Zealand) നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക്(India) ബാറ്റിംഗ് തകര്‍ച്ച. ടോസ്സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് മാത്രമാണ് നേടിയത്. 19 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടെന്‍ഡ് ബോള്‍ട്ടാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നാല് ഓവറില്‍ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിങ്‌സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളര്‍മാരുടെ മികവ് എടുത്ത് കാട്ടുന്നു. സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി. ആറാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യ- രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്റെ 19ആം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ താക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26 ഷമിയും(0 പുറത്താകാതെ നിന്നു. ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീമിനും(Team India) നായകന്‍ വിരാട് കോഹ്ലിക്കും ഒരുവേള ചിന്തിക്കാന്‍ പോലും കഴിയില്ല മിനി സെമി' എന്നെല്ലാമാണ് ഈ മത്സരത്തെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇരു ടീമിനും ഇന്ന് ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ദുബായിലെ പിച്ചില്‍ നടക്കുക. തോറ്റാല്‍ ഇരുടീമകളുടെയും സെമി സാധ്യതകള്‍ അവസാനിക്കും. രണ്ടു ടീമും പാകിസ്ഥാനോട് പരാജയപ്പെട്ടാണ് എത്തുന്നത്. അതേസമയം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ 18 വര്‍ഷമായി മോശം റെക്കോര്‍ഡാണ് ഇന്ത്യയ്ക്കുള്ളത്. മുന്‍ താരങ്ങള്‍ അടക്കം ക്രിക്കറ്റ് നിരീക്ഷകരും ഇത്തവണ ടി20 ലോകകപ്പ് നേടുമെന്ന് പ്രവചിച്ച ഇന്ത്യന്‍ ടീമിന് ലഭിച്ച കനത്ത ഒരു തിരിച്ചടിയാണ് പാകിസ്ഥാന്‍ ടീമിനോട് വഴങ്ങിയ 10 വിക്കറ്റ് തോല്‍വി. എല്ലാ അര്‍ഥത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും പിന്നാക്കം പോയ ടീം ഇന്ത്യക്ക് തിരിച്ചുവരേണ്ടത് പ്രധാനമാണ്. കൂടാതെ ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ടീമിനുള്ള മികച്ച ഒരു മറുപടി കൂടിയാണ് വിരാട് കോഹ്ലിയും ടീമും ആഗ്രഹിക്കുന്നത്. T20 World Cup എറിഞ്ഞൊതുക്കി കിവീസ് ബൗളര്‍മാര്‍; ന്യൂസിലന്‍ഡിന് 111 റണ്‍സ് വിജയലക്ഷ്യം IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Santhosh Trophy സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ IND vs NZ രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് Rahul Chahar എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ വിവാദം Gautam Gambhir ഗംഭീറിന് വധഭീഷണി; മെയിലുകൾ അയച്ചത് പാകിസ്‌ഥാൻ വിദ്യാർത്ഥി; സ്ഥിരീകരണവുമായി ഡൽഹി പോലീസ് IPL 2022 തല' ചെന്നൈയില്‍ തന്നെ; ധോണിയെ മൂന്ന് വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ ചെന്നൈ; രാഹുല്‍ ലഖ്നൗ ടീം നായകന്‍, റിപ്പോര്‍ട്ട് ആലുവ സി ഐയുടെ സസ്‌പെന്‍ഷന്‍; ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടി ഉണ്ടാകണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍ Poverty Index കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം! 43 years in Pocso നാലര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Holiday തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി സർക്കാർ പുതിയ നീക്കവുമായി മുന്നോട്ടുപോവുകയാണ് എല്ലാവർക്കും സന്തോഷവാർത്ത നൽകുന്നതാണ് വിഷയം എല്ലാവരും ശ്രദ്ധിക്കുക നിങ്ങൾ ഇത്തരം കാര്യങ്ങൾ അറിയാത്ത നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും കാര്യങ്ങൾ അറിയിച്ചു കൊടുക്കണം അതുപോലെ നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം. ജൂൺ ഒന്നാം തീയതി മുതൽ എങ്ങനെ .എങ്ങനെ എല്ലാവരും പുതിയ പ്രഖ്യാപനം അറിഞ്ഞിരിക്കുക. എന്തായാലും ചേച്ചി മരിച്ചു പോകുമ്പോ നമ്മളാരും ഒന്നും കൊണ്ടു പോകുന്നില്ലല്ലോ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് സാമ്പത്തികമായി നിങ്ങൾക്ക് ഉയർച്ച ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് ചെയ്യുക. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാവർക്കുമുണ്ട് തീർച്ചയായും നിങ്ങൾക്ക് സത്യസന്ധമായ രീതിയിൽ മുന്നേറാൻ താല്പര്യമുണ്ടെങ് പേരൂര്‍: കോട്ടയം പേരൂര്‍ മണ്ണോത്ര ജോസ് എം ഫിലിപ്പിന്‍റെ (പൈലോച്ചന്‍) ഭാര്യ ആനിയമ്മ ജോസ് (60) അന്തരിച്ചു. സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ജോ, സില്‍ജോ, പ്രതീക്ഷ, മരുമകന്‍: അഭിലാഷ് (ചേരിയില്‍, തൊടുപുഴ സംസ്കാരം പിന്നീട്. വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലി നഷ്ടപ്പെട്ടു; നടുറോഡിൽ യൂണിഫോം അഴിച്ച് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലി നഷ്ടപ്പെട്ടു; നടുറോഡിൽ യൂണിഫോം അഴിച്ച് എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം റോം: വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധവുമായി തെരുവിൽ. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്. ഒക്ടോബര്‍ 14ന് ആയിരുന്നു അല്‍ ഇറ്റാലിയ കമ്പനിയെ ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനി വാങ്ങിയത്. 775 കോടി രൂപയായിരുന്നു കൈമാറ്റത്തുക. പുതിയതായി കമ്പനി ഏറ്റെടുത്തവരുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനാണ് എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിച്ചത്. പതിനായിരത്തിനടുത്ത് ജോലിക്കാരുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പുതിയ കമ്പനിയില്‍ മൂവായിരമാക്കി കുറച്ചിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടത്. 50ഓളം എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധിക്കാനെത്തി. ഇതിനുശേഷം ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചു മാറ്റി അല്‍പ്പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പുതിയ കമ്പനി അധികൃതര്‍ തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുസ്ലീം യുവതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കമ്പനിക്ക് സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും കഴിയുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ജീവനക്കാരുടെ എണ്ണം മൂവായിരത്തില്‍ നിന്ന് അയ്യായിരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ 2025 വരെയെങ്കിലും കാത്തിരിക്കണം. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ്. തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട് പ്രതിഷേധക്കാര്‍. ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) വാക്സിന്‍ വിരുദ്ധ നിലപാട് ക്രിസ്ത്യന്‍ പ്രചാരകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: ഡിസംബർ 15ന് വിമാന സർവീസ് പുനരാരംഭിക്കില്ലെന്ന് ഇന്ത്യ 'പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ല സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) മരക്കാര്‍ കാണാന്‍ കമ്പനിക്ക് അവധി നല്‍കി എംഡി അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് റിലീസിന് ഒരുങ്ങുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് മഞ്ജുവാര്യരും സണ്ണി വെയ്നും. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ഇതാരാ കുട്ടി മഞ്ജു വാരിയറോ, ചോദ്യവുമായി ആരാധകർ, മഞ്ജുവിന്റെ മനസുകവർന്ന ആ കൊച്ചുസുന്ദരി ഇതാണ്. ചതുർമുഖം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്‌മെറ്റിൽ എത്തിയ മലയാളികളുടെ ഇഷ്ടതാരം മഞ്ജു വേറിയരുടെ മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ബ്ലാക്ക് മിഡിയും വൈറ്റ് അന്ന് എന്റെ ഫോണിന് അങ്ങനെ സംഭവിച്ചത് എല്ലാരേം ഭയപ്പെടുത്തി, ‘ചതുർമുഖം’ സിനിമയുടെ ലൊക്കേഷനിലെ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ പങ്കുവെച്ചു ‘മഞ്ജു’ മഞ്ജു വാര്യരും സണ്ണി വൈനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന രഞ്ജിത്ത് കമല ശങ്കർ, സലില്‍.വി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’ മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ചതുർമുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാർട്ട് ഓട്ടിസം വളരെ നേരത്തേതന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ കുട്ടികളുടെ സാമൂഹിക ഇടപെടലുകളിലും ആശയവിനിമയ വൈകല്യങ്ങളിലും വളരെ നേരത്തേതന്നെ പരിശീലനത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും ഏതൊരു കുട്ടിയെയുംപോലെ സൗജന്യവിദ്യാഭ്യാസം നേടാനുള്ള അവകാശം ഓട്ടിസക്കാരനായ കുട്ടിക്കുമുണ്ട്. ചിട്ടയായ പഠന പ്രക്രിയകളിലൂടെ ഉയർന്ന ജോലിനേടാൻ ഇവരെ പ്രാപ്തരാക്കുകയല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ഇവർക്കാവശ്യം. ശൈശവത്തിന്റെ പ്രാരംഭദശയിലുള്ള ഇടപെലുകൾ (Early Childhood Intervention) കാര്യക്ഷമമാക്കുകയാണ് അതിന്റെ ആദ്യപടി. ഓട്ടിസം വളരെ നേരത്തേതന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ കുട്ടികളുടെ സാമൂഹിക ഇടപെടലുകളിലും ആശയവിനിമയ വൈകല്യങ്ങളിലും വളരെ നേരത്തേതന്നെ പരിശീലനത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇൻക്ളൂസിവ് എജ്യുക്കേഷനാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾക്കായി വിദഗ്ധർ നിർദേശിക്കുന്നത്. കുട്ടികളുടെ സാമൂഹികമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം നൽകുകയും മറ്റുകുട്ടികൾക്കൊപ്പം ഇവരെ ഇരുത്തി പഠിപ്പിക്കുകയുമാണ് ഇൻക്ളൂസിവ് എജ്യുക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. സമപ്രായക്കാരുമായുള്ള ഇടപഴകലുകളിലൂടെ സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തനാക്കുക എന്ന് ചുരുക്കം. എന്നാൽ, സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇൻക്ളൂസിവ് എജ്യുക്കേഷൻ നടപ്പാക്കാൻ സജ്ജമല്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത. തന്നെയുമല്ല ഓട്ടിസക്കാരായ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും മിക്കവിദ്യാലയങ്ങളും പലവിധ കാരണങ്ങൾ നിരത്തി പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ഒരു കൃത്യതയുമില്ലാത്തവരാണ് ഓട്ടിസക്കാരായ കുട്ടികൾ. സെൻസറി ഇഷ്യൂ, സിറ്റിങ് ടോളറൻസ്, ശാരീരിക വൈകല്യങ്ങൾ, അപസ്മാരം ഉൾപ്പെടെയുള്ള അസുഖങ്ങൾ തുടങ്ങിയവ ഇവർക്കുണ്ടായെന്ന് വരാം. ഇവരുടെ സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ മറ്റുകുട്ടികൾക്ക് കഴിയണമെന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടാണ്, പര്യാപ്തരായ ജീവനക്കാരില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി പൊതുവിദ്യാലയങ്ങൾ മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തും. തുടക്കത്തിൽ പൊതുവിദ്യാലയത്തിൽ വിട്ടാലും ക്രമേണ മാതാപിതാക്കൾ തന്നെ ഇവരെ സ്പെഷൽ സ്കൂളുകളിലേക്ക് മാറ്റും അല്ലെങ്കിൽ മാറ്റാൻ നിർബന്ധിതരാകും. 43 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് സൗജന്യവിദ്യാഭ്യാസം നേടുന്നത്. സൗജന്യവിദ്യാഭ്യാസത്തിന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവകാശമുണ്ടെന്നിരിക്കെ സന്നദ്ധപ്രവർത്തകരുടെ ഔദാര്യത്തിൽ അല്ലെങ്കിൽ പണം കൊടുത്ത് പഠിക്കേണ്ട സാഹചര്യമാണ് ഈ കുട്ടികൾക്കുള്ളത്. 28,000 കുട്ടികളാണ് വിവിധ സ്പെഷ്യൽ സ്കൂളുകളിലായി പഠിക്കുന്നത്. എന്നാൽ, ഓട്ടിസം മേഖലയിൽ കൈത്താങ്ങാകുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം പരാതികളുടെ നടുക്കടലിൽ നിന്നുകൊണ്ടാണ്. സാമ്പത്തിക ഞെരുക്കമാണ് ഇവർ നേരിടുന്ന പ്രധാനപ്രശ്നം. മറ്റൊന്ന് സ്പെഷ്യൽ സ്കൂൾ അധ്യാപകരോടുള്ള വിവേചനമാണ്. ‘‘എല്ലാ അർഥത്തിലും ഞങ്ങൾ സ്പെഷ്യലാണ്. സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്‌സ് ആരാണെന്ന് സർക്കാരിനറിയില്ല, പൊതുസമൂഹത്തിനറിയില്ല, എന്തിന് വീട്ടുകാർക്ക് പോലുമറിയില്ല. ടീച്ചർ എന്നു പറഞ്ഞാൽ അത് നോർമൽ സ്കൂളിലെ അധ്യാപികമാർ മാത്രമാണെന്നാണ് എല്ലാവരുടെയും ധാരണ.’’ -സ്പെഷ്യൽ സ്കൂൾ അധ്യാപിക രേവതി സംസാരിച്ചു തുടങ്ങിയതുതന്നെ അവഗണനകളോടുള്ള പരിഭവത്തോടെയാണ്. വിദേശ രാജ്യങ്ങളിൽ മറ്റേത് തൊഴിലിനെക്കാളും പ്രതിഫലം ഏറെയുള്ള ഈ ജോലിക്ക് നമ്മുടെ നാട്ടിൽനിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളവും സാമൂഹിക അവഗണനയും. ആനുകൂല്യങ്ങളോ, തൊഴിൽ സുരക്ഷിതത്വമോ ഇക്കൂട്ടർക്കില്ല. സാമ്പത്തികബാധ്യതയാൽ എന്നുവേണമെങ്കിലും പൂട്ടിപ്പോകാം എന്ന അവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകളുമുണ്ട്. സർവശിക്ഷാ അഭിയാൻ പ്രകാരം നിയമിതരാകുന്ന അധ്യാപകർക്കും ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും മെച്ചപ്പെട്ട ശമ്പളമുണ്ടെന്നും തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ഇതുസംബന്ധിച്ച് സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യം. ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും തൊഴിൽ സ്ഥിരതയിൽ ഒരു ഉറപ്പുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ബഡ്‌സ് സ്കൂളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. പുതിയ ഭരണസമിതിക്ക് കാലാവധി തീരുമ്പോൾ ഇവരെ മാറ്റണമെന്ന് തോന്നിയാൽ ഇവരുടെ ജോലി നഷ്ടപ്പെടും. രണ്ടുവർഷമായി ബഡ്‌സ് ബി.ആർ.സി. സ്കൂളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ മതിയായ കാരണങ്ങൾ കൂടാതെ പിരിച്ചുവിടാൻ പാടില്ലെന്നുളള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവുവന്നത് ഈ വർഷം ഫെബ്രുവരിയിലാണ്. പിരിച്ചുവിടാൻ തോന്നിയാൽ കാരണം കണ്ടെത്താനാണോ ബുദ്ധിമുട്ടെന്ന് അധ്യാപകർ ചോദിക്കുന്നു. സംസ്ഥാനത്ത് 200 ബഡ്‌സ് സ്കൂളുകൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചിരുന്നു. എന്നാൽ, നിലവിലുള്ള ബഡ്‌സ് സ്കൂളുകൾ പരിപൂർണ സജ്ജമാക്കിയിട്ട് പോരേ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം. ഓരോ ബഡ്‌സ് സ്കൂൾ ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളായ ഓഡിയോളജി മുറി, ക്ലാസ് മുറികൾ, ഓഫീസ് മുറി, ഫിസിയോ തെറാപ്പി മുറികൾ, ഒക്യുപേഷണൽ തെറാപ്പി, കൗൺസലിങ് മുറികൾ, വൊക്കേഷണൽ പരിശീലന മുറി, അടുക്കള, വിനോദത്തിനുള്ള ഇടം എന്നിവ ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം ഉണ്ടെങ്കിലും അടിസ്ഥാനമായി വേണ്ട കെട്ടിടസൗകര്യം പോലും ഇല്ലാതെയാണ് പല ബഡ്‌സ് സ്കൂളുകളും പ്രവർത്തിക്കുന്നത്. എന്തിന് ആവശ്യത്തിന് വെള്ളം പോലുമില്ലാത്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ വരെയുണ്ട്. ബഡ്‌സ് സ്കൂൾ/ ബി.ആർ.സി.കളിൽ അധ്യാപകവിദ്യാർഥി അനുപാതം 1:8 എന്നും ആയ വിദ്യാർഥി അനുപാതം 1:15 എന്ന നിലയിലും ക്രമീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല. 35 കുട്ടികൾക്ക് രണ്ട് അധ്യാപകരും ഒരു ആയയുമുള്ള ബഡ്‌സ് സ്കൂളുകളുണ്ട്. തെറാപ്പിസ്റ്റുകളുടെ അഭാവവും ഈ സ്കൂളുകൾ നേരിടുന്ന വെല്ലുവിളിയാണ്. ഒരു അധ്യയനവർഷം നൂറുദിവസങ്ങളാണ് ഒരു തെറാപ്പിസ്റ്റിന് ഇവിടെ ജോലി ചെയ്യേണ്ടതായി വരിക. എന്നാൽ, ഇതിന് ലഭിക്കുന്ന ഓണറേറിയം തൃപ്തികരമല്ലാത്തതിനാൽ ജോലിക്കുവരാൻ ആർക്കും താത്‌പര്യമില്ല. മറ്റ്‌ അധ്യാപകർക്ക് രണ്ടുമാസം ശമ്പളത്തോടുകൂടിയുള്ള അവധി അനുവദിക്കുമ്പോൾ ഇവർക്ക് ജോലി ചെയ്തില്ലെങ്കിൽ പ്രതിഫലമില്ല എന്ന അവസ്ഥയാണ്. മാത്രമല്ല ബി.ആർ.സി.കൾക്ക് അവധിയും അനുവദിക്കുന്നില്ല. ഫണ്ടില്ലെങ്കിൽ നിരാഹാരം (ഫാദർ റോയ് മാത്യു വടക്കേൽ, സ്പെഷ്യൽ സ്കൂൾ അസോ. ചെയർമാൻ ) കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് സ്പെഷ്യൽ സ്കൂളുകൾക്കുള്ള തുക 15 കോടി രൂപയിൽനിന്ന് 40 കോടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചി രുന്നു. പക്ഷേ, അ തിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. സ്പെഷ്യൽ സ്കൂളുകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് നൽകാൻ കഴിഞ്ഞ നവംബറിൽ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുതവണയാണ് സമരം നടത്തിയത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിരാഹാരസമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, അർഹതപ്പെട്ട സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക. കോവിഡ് ഏതാണ്ട്‌ എല്ലാസ്ഥലത്തുനിന്നും നിഷ്ക്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ആശ്വാസത്തിനിടയിലേക്കാണ് നേരത്തെ കണ്ടെത്തിയാൽ കുഞ്ഞുങ്ങളിലെ ഓട്ടിസം പരിഹരിക്കാനാകുമോ? ഓട്ടിസം ബാധിച്ച മകന് പിതാവിന്റെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത് അരുണ്‍ജിത് സൈക്കിളോടിക്കുകയാണ് ഓട്ടിസം ബാധിച്ചവര്‍ക്ക് വേണ്ടി ഓട്ടിസം നിയന്ത്രിക്കാന്‍ ആയുര്‍വേദത്തില്‍ ചില വഴികളുണ്ട് ♦ കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ട; വി ശിവൻകുട്ടി ♦ കര്‍ശന നിരീക്ഷണവുമായി കര്‍ണാടകം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍ ♦ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട് ♦ കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എംഎൽഎ പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; ഗുലാം നബി ആസാദ് ♦ ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ നിഷ്പ്രഭമാക്കി എടികെ മോഹന്‍ ബഗാന്‍; വിജയം 4-0ന് ♦ നോക്കുകൂലി വിഷയം; പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി അനില്‍ കാന്ത്‌ ♦ അട്ടപ്പാടി ശിശുമരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രൻ ♦ COVID 19 രാജ്യത്ത് 24 മണിക്കൂറിനിടയിൽ 8,774 പുതിയ കോവിഡ് കേസുകൾ. 9,481 പേർ കോവിഡ് മുക്തരായി 621 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. മഴക്കെടുതി; കേരളത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നാണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം വ്യക്തമാക്കി ദലൈലാമ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. നിങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും നാശനഷ്ടം ബാധിച്ച എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവർക്ക് സഹായം നൽകാൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട അധികാരികളും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുവെന്ന് ദലൈലാമ വ്യക്തമാക്കി. കേരളത്തോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ ദലൈലാമ പറഞ്ഞു. അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. Previous Post: പമ്പാ ഡാം റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം Next Post: മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍ അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ നേട്ടവുമായി ഇന്ത്യ; ലോകരാജ്യങ്ങളിൽ മൂന്നാംസ്ഥാനം ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല; സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്, ഫ്‌ലാഷ് കോളുകള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. വാട്‌സാപ്പില്‍ ഇഷ്ടപ്പെടാത്ത മെസ്സേജുകള്‍ ഫ്‌ലാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്. ഇങ്ങനെ മെസേജ് ഫ്‌ലാഗ് ചെയ്ത് മറ്റൊരു അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും. ആരെങ്കിലും നിങ്ങള്‍ക്ക് അപകീര്‍ത്തികരമോ, അശ്ലീലമോ അല്ലെങ്കില്‍ മോശപ്പെട്ടതോ ആയ മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചു എന്നിരിക്കട്ടെ, അയാളെ നിങ്ങള്‍ക്ക് വളരെ എളുപ്പം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അയാള്‍ അയച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത മെസേജില്‍ ലോങ് പ്രസ് ചെയ്യുക. തുറന്ന് വരുന്ന ഓപ്ഷന്‍ വഴി മെസേജ് ഫ്‌ലാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും. ഒരു പുതിയ ഫോണില്‍ വാട്‌സ്ആപ്പ് സജ്ജീകരിക്കുമ്പോഴോ ഹാന്‍ഡ്സെറ്റില്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ആണ് പുതിയ ഫ്‌ലാഷ് കോള്‍ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ആകുന്നത്. അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എസ്എംസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോണ്‍ നമ്പര്‍ പരിശോധിക്കാനുള്ള ഓപ്ഷന്‍ പുതിയ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്‌സ്ആപ്പിന് നമ്മുടെ ഫോണിലേക്ക് വിളിക്കാനും സ്വയം നമ്പര്‍ സ്ഥിരീകരിക്കാനും ഉള്ള അനുവാദം പുതിയ ഫീച്ചര്‍ നല്‍കുന്നു. ഇത് എസ്എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആരുമായി എന്താണ് പങ്കിടേണ്ടതെന്ന് നിയന്ത്രിക്കുക, ഡിസ്സപ്പിയറിങ്ങ് മെസേജുകള്‍, ടച്ച് ഐഡി അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യുക തുടങ്ങിയ പല പല സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക; 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി ബംഗളൂരു: വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക. വിദേശത്ത് നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാലും കർണാടകയിൽ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കുമെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്. 10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിലാണ് കർണാടക പുതിയ നടപടികൾ ഏർപ്പെടുത്തിയത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റെയ്ൻ ആവശ്യമാണ്. പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുവെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുന്നു; വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ വെക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണ്. റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ പാലിക്കുക, അതിൽ പറയുന്ന പൗരന്റെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ധരിച്ച് അദ്ദേഹം വിശദമാക്കി. ഭരണഘടനാ പഠനം സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ് മുതൽ ഭരണഘടനാ പാഠഭാഗത്തിൽ ഉൾപ്പെടുത്തണം. എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല. ഇന്ത്യൻ ഭരണ ഘടന രൂപീകരിക്കാൻ എത്രത്തോളം പ്രയത്‌നം വേണ്ടിവന്നുവെന്ന് മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാൻ വളരെ കാലം വേണ്ടി വന്നു. രണ്ടുവർഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിർമാണ സഭയിൽ സംവാദങ്ങളും ചർച്ചകളും നടന്നു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയിൽ സുപ്രീം കോടതി അധികാരങ്ങൾ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യയിൽ എല്ലാ അധികാരങ്ങളും അതിർവരമ്പും ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധിക്കാലത്തെ കളികളത്രയും മാനംമുട്ടി നില്‍ക്കുന്ന ആ പ്ലാവിന്റെ ചുവട്ടിലാണ്. കല്ലുകളി,കോട്ടകളി പിന്നെ പേരിടാത്ത കുറേ നാടന്‍ കളികളും അവര്‍ മത്സരിച്ചു കളിച്ചു. കളികള്‍ക്കിടയില്‍ പതിവായി തട്ടിപ്പുകളിക്കുന്ന രോഹിണിയുമായി അടികൂടും. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സ്വർണ്ണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ വിചാരണ കോടതി വിചാരണ അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു Home » Top News » സ്വർണ്ണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ വിചാരണ കോടതി വിചാരണ അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു സ്വർണ്ണക്കടത്ത് കേസിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരായ വിചാരണ കോടതി വിചാരണ അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു ഇടിമിന്നൽ ഉദ്യോഗസ്ഥർ അന്വേഷിക്കാൻ ശ്രമിച്ചാൽ സ്വർണ്ണക്കടത്ത് കേസിന്റെ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകുന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച സ്റ്റേ ചെയ്തു. ബഞ്ചിന്മേൽ ജഡ്ജിമാരായ എ എം കൺവിൽക്കർ, ദിനേശ് മഹേശ്വരി, സി ഡി രവികുമാർ കേരള ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ ഏപ്രിൽ ഉത്തരവിനും കേരള പോലീസ് ക്രിമിനൽ ഡിവിഷൻ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾ റദ്ദാക്കിയതിനുമെതിരെ ഇഡിയുടെ എസ്എൽപി അന്വേഷിക്കുമ്പോൾ, മുഖ്യമന്ത്രി ബിനാരായണ വിജയനും മറ്റുള്ളവരും ഇഡിയുടെ “പേരില്ലാത്ത ഉദ്യോഗസ്ഥർ” കുറ്റാരോപിതരെ കുറ്റപ്പെടുത്തി സ്വർണക്കടത്ത് കേസ് ഇഡി ഉദ്യോഗസ്ഥർ തെളിവുകൾ കെട്ടിച്ചമച്ചു. Cr സെക്ഷൻ 195 (1 b) പ്രകാരമുള്ള മെനു. എഫ്‌ഐആറുകൾക്കെതിരെയാണ് പിസി രൂപീകരിച്ചത്, അതിനാൽ, സെക്ഷൻ 193, ഐപിസി (തെറ്റായ തെളിവുകളുമായി ബന്ധപ്പെട്ട കുറ്റം) പ്രകാരം പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നും സെക്ഷൻ പ്രകാരം ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക കോടതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു 340 കോടി പി.സി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പോലീസ് സമർപ്പിച്ച എഫ്ഐആറുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജൂലൈയിൽ കേരള സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് ശ്രദ്ധേയമാണ്. വ്യാഴാഴ്ച കേരള സംസ്ഥാനത്തിന്റെ മുതിർന്ന അഭിഭാഷകനായ ഹരിൻ റാവൽ കേസിന്റെ പരിപാലനത്തിനായി ഒരു കേസ് ഫയൽ ചെയ്തു. വകുപ്പിന്റെ എസ്എൽപി നിലനിർത്താനാകില്ലെന്നും അവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെന്നും അദ്ദേഹം സമർപ്പിച്ചു. ഇഡി ഓഫീസർ സമർപ്പിച്ച റിട്ട് ഹർജിയിൽ ഒരു സിംഗിൾ ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം, അതിനാൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഒരു ഇന്റർ-കോടതി അപ്പീൽ നേടിയിരുന്നു. എന്നിരുന്നാലും, ഒരു റിട്ട് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, എഫ്ഐആർ റദ്ദാക്കാൻ സെക്ഷൻ 482 സിആർപിസി പ്രകാരം അധികാരമുണ്ടെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. അതിനാൽ, റദ്ദാക്കിയ ഉത്തരവിനെതിരെ കോടതിയിൽ അപ്പീൽ നൽകാനാകുമോ എന്ന് ബെഞ്ച് ചോദിച്ചു. തന്റെ അഭിപ്രായം വിശദീകരിച്ചുകൊണ്ട്, റാവൽ സമർപ്പിച്ചു: – “കേരള ഹൈക്കോടതി നിയമത്തിലെ സെക്ഷൻ 5 (1) പറയുന്നത് ഒരു ജഡ്ജിയുടെ വിധിയോ ഉത്തരവോ ഉപയോഗിച്ച് യഥാർത്ഥ അധികാരപരിധിയിലുള്ള രണ്ട് ജഡ്ജിമാരുടെ ബെഞ്ചാണ് അപ്പീൽ. ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ നിലനിൽക്കുമെന്ന് പറഞ്ഞു. അത് ഈ കോടതിയിൽ വന്നു. സുപ്രീം കോടതി ഇടപെട്ടില്ല. ആ സാഹചര്യത്തിൽ, അപ്പീൽ വ്യക്തമായി തള്ളിക്കളഞ്ഞില്ലെങ്കിൽ, പൊതുവേ, വിധിയുടെ ഒരു തത്വമാണെന്ന് ഹൈക്കോടതി വിധിച്ചു അത്തരം ഉത്തരവുകളിൽ നിന്നുള്ള അപ്പീൽ തെറ്റായിരിക്കും, അത് Cr. PC സെക്ഷൻ 341 കാരണം മാത്രമാണ്. അപ്പീൽ നൽകിയിട്ടില്ല, അപ്പീൽ കേരള ഹൈക്കോടതി നിയമത്തിലെ സെക്ഷൻ 5 പ്രകാരമല്ലെന്ന് പറയാൻ കഴിയില്ല “ ഈ സാഹചര്യത്തിൽ, ശ്രീ റാവലിന്റെ വിധിയിൽ, കേരള ഹൈക്കോടതി “ഇവിടെ അധികാരപരിധി യഥാർത്ഥ അധികാരപരിധിയാണെന്നും ക്രിമിനൽ അധികാരപരിധിയല്ല” എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. “കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ കേസിൽ (ED ED FIR കളെ വെല്ലുവിളിച്ചു) സെക്ഷൻ 482-ൽ ഇവിടെ പ്രയോഗിച്ചിട്ടുള്ള അധികാരപരിധി അസാധുവാണ്. നിങ്ങളുടെ വാദം ഞങ്ങൾ അംഗീകരിക്കുകയാണെങ്കിൽ അത് ഒരു പ്രശ്നത്തിലേക്ക് നയിക്കും- സിവിൽ അധികാരപരിധിയും കുറ്റവും ഏതെങ്കിലും ഹൈക്കോടതിയിലെ അധികാരപരിധി. അധികാരപരിധി കൈകാര്യം ചെയ്യുന്ന രണ്ട് കോടതികളുണ്ട്, രണ്ട് അധികാരപരിധികളും ഒരു ന്യായാധിപന് നൽകില്ല (സിവിൽ) ‘ഇത് മാറ്റിവച്ച ഒരു സിവിൽ ആണ്, യഥാർത്ഥ അധികാരപരിധി ഉൾക്കൊള്ളുന്നില്ല. സെക്ഷൻ 4 -നോടൊപ്പം വായിക്കണം കേരള ഹൈക്കോടതി നിയമത്തിലെ സെക്ഷൻ 4 (2 ജഡ്ജിമാരുള്ള ബെഞ്ചിന്റെ അധികാരങ്ങൾ “ബെഞ്ച് പറഞ്ഞു. “കേരള ഹൈക്കോടതിക്ക് എന്തെങ്കിലും യഥാർത്ഥ ക്രിമിനൽ അധികാരപരിധിയുണ്ടോ? ഞങ്ങൾക്ക് നിയമം കാണിക്കണോ? അതാണ് പരീക്ഷ നിങ്ങളുടെ വാദങ്ങൾ ഉടൻ, “അദ്ദേഹം പറഞ്ഞു. ബെഞ്ച് പറഞ്ഞു. “സെക്ഷൻ 4 അല്ലെങ്കിൽ സെക്ഷൻ 5 ഹൈക്കോടതിയുടെ യഥാർത്ഥ അധികാരപരിധി കൈകാര്യം ചെയ്യുന്നു, കേസ് ആയിരിക്കാം. അത് നിയമം അനുശാസിക്കുന്നിടത്തോളം കാലം, അത് സിവിലിന്റെ അധികാരപരിധിയായിരിക്കും, ക്രിമിനൽ അധികാരപരിധിയിലല്ല.” എസ്‌എൽ‌പികളിൽ അവധി അനുവദിക്കുകയും 2022 ജനുവരിയിൽ വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യുകയും ചെയ്ത ബെഞ്ച്, “അതിനിടയിൽ, ഈ സ്പെഷ്യൽ ലീവ് ഹർജികൾ എത്രത്തോളം ആക്രമിക്കപ്പെടും എന്നത് വിധിയും ഉത്തരവ് നടപ്പാക്കലും തടയും” എന്ന് ഉത്തരവിട്ടു. കേസിന്റെ പേര്: പി രാധാകൃഷ്ണൻ വേഴ്സസ് കേരള സ്റ്റേറ്റ് SLP (Crl) നം. 005145-005146 2021 Siehe auch വിമാനം ഗൾഫിലെ കേരള തൊഴിലാളികളുടെ ഞരമ്പുകളെ നിയന്ത്രിക്കുന്നു കേരളത്തിൽ ആദ്യമായി 6 വനിതാ ഹൈക്കോടതി ജഡ്ജിമാർ ഏറ്റവും പുതിയ വാർത്തകൾ ഇന്ത്യ കേരളത്തിലെ വെള്ളപ്പൊക്കം കൂടുതൽ കുടിയൊഴിപ്പിക്കലിലേക്ക് നയിക്കുന്നു കേരളത്തിലെ എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങൾ ഒമിഗ്രോൺ പടർന്നുപിടിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല ഇവാൻ വുകൊമാനോവിച്ച്: കേരള ബ്ലാസ്റ്റേഴ്സിന് കൃത്യമായ ഏകാഗ്രതയും ശ്രദ്ധയും ഉണ്ട് മൂന്ന് മാസം മുമ്പ് കാണാതായ കേരള കോളേജ് വിദ്യാർത്ഥിയെ മുംബൈയിൽ കണ്ടെത്തി നാട്ടിലേക്ക് മടങ്ങി – ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അവാർഡ് നേടിയ തൃത്താല വീട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യമാണ് ജീവിതശൈലി അലങ്കാരം സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 നീർമാതളം പുരസ്കാരം റെജില ഷെറിന് ജെ.സി.ഐ ക്ക് പുതിയ ഭാരവാഹികൾ മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം വിജയമാക്കിയവരെ ആദരിച്ചു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം വില്ലേജ് ഓഫീസില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ കംപ്യൂട്ടര്‍, പ്രിന്‍റര്‍ തകരാര്‍ മൂലം തടസ്സപ്പെടുന്നു ഇരിങ്ങാലക്കുട വില്ലേജ് ഓഫീസില്‍ നിന്നുള്ള ഓണ്‍ലൈന്‍ നികുതി രശീതികള്‍ പലപ്പോഴും നികുതിദായകര്‍ക്ക് നേരിട്ട് നല്‍കുന്നില്ലെന്നും രശീതി പ്രിന്‍റിനായി അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായും പരാതി, അതോടൊപ്പം വില്ലേജ് ഓഫീസര്‍മാര്‍ക്കനുവദിച്ചിരുന്ന ലാപ്പ്‌ടോപ്പുകളില്‍ പലതും കാലാവധി കഴിഞ്ഞ് പ്രവര്‍ത്തനരഹിതമായതോടെ വില്ലേജ് ഓണ്‍ലൈന്‍ സേവനങ്ങള്‍ പലതും തടസ്സപ്പെടുന്നതായും പരാതി. ഏഴു വര്‍ഷം മുമ്പാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലാപ്പ് ടോപ്പ് അനുവദിച്ചിരുന്നത്. മുകുന്ദപുരം താലൂക്ക് പരിധിയിലെ 29 വില്ലേജ് ഓഫീസര്‍മാരില്‍ 19 പേരും പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു പൂമംഗലം, വെള്ളാങ്കല്ലൂര്‍ സ്വദേശികളടക്കം 3 പേർക്ക് സമ്പര്‍ക്കം വഴി കോവിഡ്. ജില്ലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൂമംഗലം സ്വദേശി(45 വയസ്സ്, പുരുഷന്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി(46 വയസ്സ്, സ്ത്രീ തൃശൂര്‍ സ്വദേശി(40 വയസ്സ്, പുരുഷന്‍) എന്നിവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു.ജൂണ്‍ 9ന് ഗുജറാത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇതിൽ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് രോഗം തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇതിൽ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, പൊറത്തിശ്ശേരിയിലെ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് രോഗം. പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞയറാറാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 227 പേർ ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞയറാറാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 227 പേർ ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഞയറാറാഴ്ച ക്വാറന്റൈയിനിൽ തുടരുന്നവർ 227 പേർ. ഇന്ന് പുതിയതായി 13 പേർ എത്തി. 7 പേരുടെ ക്വാറന്റൈയിൻ കാലാവധി അവസാനിച്ചു. ക്വാറന്റൈയിൻ വീടുകൾ 122 എണ്ണം. വിദേശത്തു നിന്നെത്തി ക്വാറന്റൈയിനിൽ കഴിയുന്നവർ 57 പേർ. 39 പുരുഷന്മാരും 18സ്ത്രീകൾ. ഹോം ക്വാറന്റൈയിനിൽ 201 പേർ. പുരുഷന്മാർ 130, സ്ത്രീകൾ 71. വ്യാപാരി വിരുദ്ധ നടപടികൾക്കെതിരെ കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പുല്ലൂർ, അവിട്ടത്തൂർ, തൊമ്മന യൂണിറ്റും മുരിയാട് ആനന്ദപുരം യൂണിറ്റും സംയുക്തമായി പ്രതിഷേധ ധർണ നടത്തി ഇരിങ്ങാലക്കുട സംസ്ഥാന വൈദ്യുതി ബോർഡിന്റെ വ്യാപാരി ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായ ഏകോപനസമിതി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി പുല്ലൂർ, അവിട്ടത്തൂർ, തൊമ്മന യൂണിറ്റും മുരിയാട് ആനന്ദപുരം യൂണിറ്റും സംയുക്തമായി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഫിക്സഡ് ചാർജ് നിർത്തലാക്കുക, കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക, മാസംതോറും മീറ്റർ റീഡിങ് എടുക്കുക ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ടിഷ്യു കൾച്ചർ വാഴ തൈ വിതരണം ചെയ്യുന്നു ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ വിജയമാക്കിയവരെ ആദരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 13 കോവിഡ് പോസിറ്റീവുകൾ, 92 പേർ ചികിത്സയിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു – കെ ജി.ശിവാനന്ദൻ ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ചുമതലയേറ്റു തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 511 പേര്‍ക്ക് കൂടി കോവിഡ്,502 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4995 തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു ‘കൂടെ’ പ്രോജക്ടിന്‍റെ ഉദ്ഘാടനവും 72 ഭിന്നശേഷി കുട്ടികൾക്കുള്ള സഹായഹസ്തവും നടത്തി ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ ! പറയുന്നതെല്ലാം സത്യമാവണം, ഇല്ലെങ്കിൽ നരകത്തിലാവും ഭഗവതി നമ്മെ കൊണ്ടുപോവുക എന്ന ‘കള്ളം’ എന്നോടാദ്യം പറഞ്ഞുതന്നത് എന്റെ മുത്തശ്ശിയാണ് സത്യം പറഞ്ഞില്ലേൽ നിന്റെ കണ്ണ് പൊട്ടിപ്പോവുമെന്ന ‘കള്ളം‘ എന്നോടാദ്യം പറഞ്ഞതോ‍ എന്റെ കളരിയാശാനായ നാണുവാശാനും സത്യം എന്ന സദ്ഗുണം എന്നിൽ നിറയ്ക്കാൻ ‘നരകത്തിൽ പോവുമെന്നും കണ്ണുപൊട്ടിപ്പോവുമെന്നു‘മൊക്കെ കള്ളം പറഞ്ഞ മുത്തശ്ശിയും നാണുവാശാനും. അതെ. ചിലപ്പോൾ ‘സത്യ‘ത്തെ രക്ഷിക്കാനായെങ്കിലും കുഞ്ഞുകുഞ്ഞുകള്ളങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വന്നേക്കാം. സാധ്യത മാത്രമാണ്. എന്തായാലും ഇതുവരെ പലസന്ദർഭങ്ങളിലും ചെറിതും വലുതുമായ കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. എന്റെ കണ്ണുപൊട്ടിയിട്ടില്ല. ഇനി നരകത്തിൽ പോവുമോയെന്ന കാര്യം ഇപ്പോൾ പറയാനുമാവില്ല. മുത്തശ്ശി, കളരിയാശാൻ എന്നിവരെ ഒരു പ്രതീകമായെടുത്താൽ നമ്മുടെയൊക്കെ ജീവിതത്തിൽ സത്യത്തെ വളർത്താൻ ശ്രമിക്കുന്ന അത്തരം പ്രതീകങ്ങൾ ധാരാളമായി ചെറുപ്പകാലം മുതലേ നമ്മിൽ ഇടപെടുന്നുണ്ട്. എങ്കിലും പലസന്ദർഭങ്ങളിലും കള്ളങ്ങൾ പറയേണ്ട അവസ്ഥ നമുക്കുവന്നുചേരുന്നു. അങ്ങനെ നോക്കിയാൽ മുത്തശ്ശിമാരും നാണുവാശാന്മാരുമൊക്കെ തോറ്റുപോയിരിക്കുന്നു. അവർ തോറ്റിടത്താണ് സ്റ്റാർ പ്ലസ്സ് എന്ന ടിവി ചാനൽ വിജയം നേടിയത്. ഇന്ത്യാമഹാരാജ്യത്തെ സകലജനങ്ങളെയും സത്യത്തിന്റെ അടുത്തേയ്ക്ക് അവർ നിഷ്പ്രയാസം കൂട്ടിക്കൊണ്ടുപോയി. കരഞ്ഞുനിലവിളിച്ച് സത്യം മാത്രം പറയുന്ന ജനത. ഞെട്ടിത്തരിച്ച് സത്യത്തെ കേൾക്കുന്ന മറ്റൊരു കൂട്ടർ. സത്യങ്ങൾ പലപ്പോഴും ഞെട്ടലുകളുണ്ടാക്കുമെന്നതെത്ര സത്യം! എന്നാൽ സ്റ്റാർ പ്ലസ്സിന്റെ ‘സത്യം‘ ഞെട്ടൽ മാത്രമല്ല കുടുംബബന്ധങ്ങളിൽ പൊട്ടലും സൃഷ്ടിക്കുന്നു. ബിഗ് സിനേർജി ആഡ്‌ലാബിന്റെ പേരിൽ സിദ്ധാർത്ഥ ബസു നിർമ്മിച്ച് രാജീവ് ഖണ്ഡേൽ‌വാൽ അവതരിപ്പിക്കുന്ന ‘സച് കാ സാ‌മ്നേ’ എന്ന ടി.വി പ്രോഗ്രാമിനെക്കുറിച്ചാണ് ഞാൻ പറഞ്ഞുവന്നത്. സച്ചിൻ ‘പ്രതിസന്ധി ഘട്ടങ്ങളിലൊന്നും തന്നെ സഹായിച്ചിട്ടില്ലെന്ന’ സത്യം വിനോദ് കാംബ്ളി വിളിച്ചുപറഞ്ഞതോടെ പ്രസസ്തമായ ടി.വി ഷോ. 1 കോടി രൂപയാണ് എല്ലാ ചോദ്യങ്ങൾക്കും ‘സത്യം പറയുന്നതിനുള്ള കൂലി‘. ആൾക്കാർ സത്യസന്ധരാവാൻ വേറേ വഴിവല്ലതും വേണോ? കണ്ണുപൊട്ടുമെന്നും നരകത്തില്പോവുമെന്നുമൊക്കെ കേട്ട് കുലുങ്ങാത്തവർ ഒരുകോടിയുടെ കിലുക്കത്തിൽ ദുരയുടെ നുരയും പതയും ചുരത്തി ‘ഹോട്ട് സീറ്റി’ലേയ്ക്ക് സത്യം പറയാൻ കയറിയിരിക്കുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകിയാൽ മതിയല്ലോ എന്ന് ഇതിനെക്കുറിച്ച് ലളിതവൽക്കരിച്ച് ചിന്തിക്കേണ്ട. തന്റെ കുടുംബാംഗങ്ങളുടെയും ആത്മമിത്രങ്ങളുടെയും മുന്നിലിരുന്ന് മത്സരാർത്ഥി നേരിടുന്നത് തീർത്തും വ്യക്തിപരവും അസ്വസ്ഥജനകവുമായ ചോദ്യങ്ങളാണ്. ഞാൻ കണ്ട ‘ഒരേയൊരു‘ എപ്പിസോഡിൽ, മത്സരിക്കുന്നത് ‘ശോഭന പാണ്ഢേ’ എന്ന സ്ത്രീ. ഭർത്താവ്, അമ്മായിയമ്മ, സഹോദരി, അവരുടെ ഭർത്താവ് തുടങ്ങിയവർ സന്നിഹിതരായിരിക്കുന്നു. ഒരോ ചോദ്യത്തിനും സത്യസന്ധമായി ‘കരഞ്ഞുകൊണ്ട്’ അതിനൊക്കെ ഉത്തരം നൽകുന്ന ആ പാവം സ്ത്രീയേ കണ്ടപ്പോൾ എനിക്കുതോന്നിയത് ‘ഒരു സ്ത്രീയ്ക്ക് സത്യം പറയുക എന്നത് പ്രസവവേദന പോലെ അസഹനീയമായ’ ഒന്നാണോയെന്നാണ്. 5 ലക്ഷം രൂപ നേടുന്നതുവരെ താരത‌മ്യേന ലളിതമെന്ന് തോന്നാവുന്ന ചോദ്യങ്ങൾ. എന്നാൽ അവരുടെ അമ്മായി അമ്മയും സ്വന്തം അമ്മയും തമ്മിൽ കൊമ്പുകോർക്കാനും സഹോദരിയുമായി കോഴിപ്പോര് നടത്താനും അതുതന്നെ ധാരാളം. പിന്നീടുള്ള നാലുചോദ്യങ്ങൾ‌ക്ക് സത്യസന്ധമായ ഉത്തരം നൽകിയാൽ 1 കോടി രൂപ ഇല്ലെങ്കിൽ കിട്ടിയ 5 ലക്ഷവും പോകും. എങ്കിലും ആ ധീര വനിത മുന്നോട്ടുതന്നെ. ആദ്യത്തെ ചോദ്യം എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടോ? (സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഭർത്താവിന്റെ മുഖത്ത് തൊണ്ടയിൽ മീൻ മുള്ള് കുരുങ്ങിയ ഭാവം. പശ്ചാത്തലത്തിൽ ഹൃദയമിടിപ്പ് കൂട്ടുന്ന സംഗീതം) (സമീപദൂര ദൃശ്യം .ഈ ഉത്തരം കേട്ട ഭർത്താവിന്റെ മുഖത്ത് നവരസങ്ങളിൽ പെടാത്ത പുതിയൊരു ഭാവം ) അശരീരി (ക‌മ്പ്യൂട്ടർ വകയാവും ഉത്തരം സത്യമാണ്. അടുത്ത ചോദ്യം: ഭർത്താവിനെ വഞ്ചിക്കണമെന്ന് നിങ്ങൾ വിചാരിക്കാറുണ്ടോ? (മധ്യദൂര ദൃശ്യം. പഴയപോലെ സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഉത്തരം കേൾക്കാനായി ശ്രദ്ധിക്കുന്ന ഭർത്താവിന്റെ മുഖം ക്യാമറ ഒപ്പിയെടുക്കുന്നു. മാങ്ങാണ്ടി വിഴുങ്ങിയവന്റെ പോലെ, കണ്ണുകൾ തുറിച്ച് ) അശരീരി (ഉറപ്പിച്ചു. ക‌മ്പ്യൂട്ടർ വകതന്നെ ഉത്തരം സത്യമാണ്. അടുത്ത ചോദ്യം: ഭർത്താവ് അറിയാതിരിക്കുമെന്നുറപ്പുണ്ടെങ്കിൽ മറ്റൊരു പുരുഷന്റെ കൂടെ ഉറങ്ങാൻ നിങ്ങൾ തയ്യാറാകുമോ? (ഇപ്പോൾ മീൻ‌മുള്ളു കുരുങ്ങിയ ഭാവം സ്ത്രീയ്ക്ക് (ഭർത്താവിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം. പിന്നെ അശരീരിയ്ക്ക് കാതോർക്കൽ.) ( കരച്ചിൽ. മൂക്കുപിഴിച്ചിൽ ഇത്തവണയത് ഭർത്താവിന്റെ വകയായെന്നുമാത്രം അശരീരി കേട്ടയുടൻ ആ സ്ത്രീ അവതാരകനോട് കരഞ്ഞുപറയുന്നു അങ്ങനെ അവർ ഒരിക്കല്പോലും ചിന്തിച്ചിട്ടേയില്ലെന്ന്. എന്നാൽ പോളിഗ്രാഫിക് സാങ്കേതികവിദ്യയിലൂടെയാണ് നിങ്ങൾ പറഞ്ഞ ഉത്തരം കള്ളമാണെന്ന് സ്ഥിരീകരിച്ചതെന്നും, കള്ളങ്ങൾ പറയുമ്പോൾ ഹൃദയമിടിപ്പിലും രക്തസമ്മർദ്ധത്തിലും തലച്ചോറിലുണ്ടാവുന്ന ഉദ്ദീപനങ്ങളിലെ വ്യതിയാനങ്ങളിൽനിന്നുമൊക്കെയാണ് അത് മനസ്സിലാക്കുന്നതെന്നുമൊക്കെ ട്യൂഷൻ കൊടുത്ത് മറ്റൊരു ഹതഭാഗ്യനായ സത്യവാനുമായി അടുത്ത എപ്പിസോഡിൽ കാണാമെന്ന് പറഞ്ഞ് അവതാരകൻ മറഞ്ഞു. ആ ദമ്പതികളുടെ ജീവിതത്തിന്റെ താളക്രമം തെറ്റാൻ ഈ പരിപാടി കാരണമായിട്ടുണ്ടാവുമോ? ഭാര്യയെ സംശയത്തോടെ നോക്കിക്കാണാൻ ആ ഭർത്താവ് ഇനി ശീലിച്ചുതുടങ്ങുമോ? പെറ്റമ്മയോടുള്ളതിനേക്കാൾ സ്നേഹം അമ്മായിയമ്മയോടാണെന്ന സത്യം വിളിച്ചുപറഞ്ഞ മകളോട് എന്തു മനോഭാവമാവും ആ അമ്മയ്ക്കു തോന്നുക? ബന്ധങ്ങളേക്കാൾ മൂല്യം പണത്തോടു കാണിക്കുന്ന മനുഷ്യന്റെ ആർത്തിയെ എത്ര ബുദ്ധിപൂർവ്വമാണ് ഒരുചാനൽ ചൂഷണം ചെയ്യുന്നത്. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാൻ താല്പര്യമുള്ളവരുടെ കണ്ണുകൾക്കും കാതുകൾക്കും വിരുന്നുമാവുന്നു ‘സച്ച് കാ സാ‌മ്ന ‘ എന്ന പ്രോഗ്രാം എന്ന് പറയാതെ വയ്യ. ‘സത്യം‘ പറഞ്ഞ് കോടികൾ നേടാനിറങ്ങുന്നവർ സത്യത്തിൽ ‘സത്യ‘ത്തിന്റെ പ്രതീകങ്ങളല്ല. ഈ പരിപാടി സത്യത്തോട് നീതി പുലർത്തുന്നതോ സമൂഹത്തോട് കൂറു പുലർത്തുന്നതോ അല്ല. ചെറിയ ഒളിവുകളും കുഞ്ഞുകുഞ്ഞു കള്ളങ്ങളും വിജയിക്കുന്ന ദാമ്പത്യ,കുടുംബ ജീവിതത്തിനു പിന്നിലുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം ഞാനൊരു നല്ല ഭർത്താവായി എന്റെ ഭാര്യ കരുതുന്നതിനുപിന്നിൽ എന്റെ ദോഷങ്ങളെ എനിക്കവളിൽ നിന്നും സമർത്ഥമായി ഒളിച്ചുവയ്ക്കാനാവുന്നു എന്നതുതന്നെയാണ്. അതിനായി എനിക്ക് ചില കള്ളങ്ങൾ പറയേണ്ടി വരാറുണ്ട്. ഞാൻ നല്ലവനാണെന്ന് ധരിക്കുക വഴി അവൾ സന്തോഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അവളുടെ ധാരണ സത്യമായി നിലനിർത്തണമെങ്കിൽ വാക്കുകളിൽ കള്ളം ചാലിച്ചേ മതിയാവൂ. സത്യം വിജയിക്കട്ടെ. ഒപ്പം ആർക്കും ദോഷമില്ലാത്ത ബന്ധങ്ങളെ മുറിപ്പെടുത്താത്ത കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്ന കുഞ്ഞുകുഞ്ഞു നുണകളും. കാരണം ഞാനൊരു നല്ല ഭർത്താവായി എന്റെ ഭാര്യ കരുതുന്നതിനുപിന്നിൽ എന്റെ ദോഷങ്ങളെ എനിക്കവളിൽ നിന്നും സമർത്ഥമായി ഒളിച്ചുവയ്ക്കാനാവുന്നു എന്നതുതന്നെയാണ്. അതിനായി എനിക്ക് ചില കള്ളങ്ങൾ പറയേണ്ടി വരാറുണ്ട്. ഞാൻ നല്ലവനാണെന്ന് ധരിക്കുക വഴി അവൾ സന്തോഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അവളുടെ ധാരണ സത്യമായി നിലനിർത്തണമെങ്കിൽ വാക്കുകളിൽ കള്ളം ചാലിച്ചേ മതിയാവൂ. കണ്ണുപൊട്ടുമെന്നും നരകത്തില്പോവുമെന്നുമൊക്കെ കേട്ട് കുലുങ്ങാത്തവർ ഒരുകോടിയുടെ കിലുക്കത്തിൽ ദുരയുടെ നുരയും പതയും ചുരത്തി ‘ഹോട്ട് സീറ്റി’ലേയ്ക്ക് സത്യം പറയാൻ കയറിയിരിക്കുന്നു. അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക ബന്ധങ്ങള്‍ നിലനിര്‍ത്തുക നാം എല്ലാവരും! ഹരിചേട്ടാ ഈ പോസ്റ്റ് വലിയ രസമില്ല അശരീരി (ക‌മ്പ്യൂട്ടര്‍ വകയാവും ഉത്തരം തെറ്റാണ്. അയ്യോ ഞാന്‍ വെറുതെ പറഞ്ഞതാ, അടിപൊളി പോസ്റ്റ് അശരീരി (ഉറപ്പിച്ചു. ക‌മ്പ്യൂട്ടർ വകതന്നെ ഉത്തരം സത്യമാണ്. ചെറിയ ഒളിവുകളും കുഞ്ഞുകുഞ്ഞു കള്ളങ്ങളും വിജയിക്കുന്ന ദാമ്പത്യ,കുടുംബ ജീവിതത്തിനു പിന്നിലുണ്ടെന്നാണ് എന്റെ വിശ്വാസം. പറയുന്നതെല്ലാം സത്യമാവണം, ഇല്ലെങ്കിൽ നരകത്തിലാവും ഭഗവതി നമ്മെ കൊണ്ടുപോവുക എന്ന ‘കള്ളം’ എന്നോടാദ്യം പറഞ്ഞുതന്നത് എന്റെ മുത്തശ്ശിയാണ് സത്യം പറഞ്ഞില്ലേൽ നിന്റെ കണ്ണ് പൊട്ടിപ്പോവുമെന്ന ‘കള്ളം‘ എന്നോടാദ്യം പറഞ്ഞതോ‍ എന്റെ കളരിയാശാനായ നാണുവാശാനും പോങ്ങേട്ടാ സത്യായിട്ടും ഈ ചാനലുകാര്‍ക്ക് വട്ടാണെന്നാണ് തോന്നുന്നത് ഇടയ്ക്ക് രാഖി സാവന്തിന്‍റെ ശാദി എന്ന് പറഞ്ഞു വന്നു ഇപ്പോ അവന്‍റെ ഒടുക്കത്തെ സച്ഛ് ഇനിയിങ്ങനെ എന്തെല്ലാം കാണാനിരിക്കുന്നു! മാനേജ്‌മെന്റ്‌ പഠനവും കഴിഞ്ഞ്‌ പുറത്തുവരുന്ന അതിബുദ്ധിമാന്‍മാരായിരിക്കും ഈവക കെണികളൊക്കെ ഒപ്പിക്കുന്നത്‌. ഇവര്‍ ഇതിലും വലിയ ഐഡിയകളും ആലോചിച്ച്‌ കണ്ടുപിടിക്കും. എല്ലാം സഹിക്കുകയല്ലാതെ എന്തുചെയ്യാനാണ്‌? ഇതെല്ലാം കോടികള്‍ക്ക് വേണ്ടിയല്ലേ അല്ലെങ്കില്‍ ഇവര്‍ സത്യം വിളിച്ചു പറയുമെന്ന് തോന്നുന്നുണ്ടോ പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ചൊല്ല് പാണന്മാര്‍ ഇപ്പോഴും പാടി നടക്കുണ്ട് പോലും ഈ പാണന്മാരുടെ ഒരു കാര്യം ! ഇങ്ങനെയും ഒരു പരിപാടി ഉണ്ടോ ഹ്‌മ്‌മ്‌മ്‌ഉം പണം മോഹിച്ച് ഇതിന് പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ ഹിന്ദി ചാനലുകളിലെ ചില പരിപാടികള്‍ കണ്ടാല്‍ (വാര്‍ത്താചാനലുകളുടെ കാര്യം പറയണ്ട) കാര്‍ക്കിച്ച് തുപ്പാന്‍ തോന്നും. പരസ്യ പണം, ടിആര്‍പി റേറ്റിംഗ് ഇതൊക്കെയാണ് ഇവരുടെ മുഖ്യ ഉന്നം. കുറച്ചുകഴിയുമ്പോള്‍ ഇതേ ഐഡിയ വെച്ചുള്ള പരിപാടികള്‍ നമ്മുടെ ഭാഷാ ചാനലുകളിലും എത്തും. സഹിക്കുക, അല്ലെങ്കില്‍ ചാനല്‍ മാറ്റുക/ഓഫ് ചെയ്യുക. ബന്ധങ്ങളേക്കാൾ മൂല്യം പണത്തോടു കാണിക്കുന്ന മനുഷ്യന്റെ ആർത്തി രണ്ട് പേരുടേയും ഒളിവുകളും നുണകളും ഒരുമിപ്പിച്ച് ജീവിതം ‘വിജയിപ്പിക്കുന്നത്‘ കൊള്ളാം.രണ്ടു പേർക്കും, പിന്നെ ചുറ്റുപാടുമുള്ളവർക്കും. മാനേജുമെന്റ് ടെക്നിക്ക് പഠിപ്പിക്കുന്ന ഏറ്റവും വലിയ സ്ക്കൂൾ നമ്മുടെ വീടുകളല്ലേ? ഒരു സ്ത്രീക്ക് സത്യം പറയുക എന്നത് പ്രസവ വേതനയെ പോലെ അസഹനീയമായ ഒന്നാണ് അതെ സ്വന്തം ബര്ത്താവിന്ടെയും കുടുംബത്തിന്ടെയും അഭിമാനം കാത്തു സുക്ഷിക്കാന്‍ വേണ്ടി സ്ത്രീകള്‍ പലപ്പോഴും സത്യം മറച്ചു വെക്കുന്നു അതിന്ടെ വേതന ജീവിതകാലം മുഴുവന്‍ ഒരു ബാരമായ് ചുമക്കുന്നു. ഈ പറഞ്ഞ ശോഭന എന്ന സ്ത്രീ ബര്ത്താവിണ്ടേ നിര്‍ബന്ധം കൊണ്ട് ഈ സാഹസത്തിനു മുതിര്ന്നതായിരിക്കാം. അതായിരിക്കും അവര്‍ അത്ര മാത്രം വേതനിച്ചു കരഞ്ഞത്. ഈ ചോദ്യങ്ങള് ആ ഭര്ത്താവിനോട് ആണെങ്കില് അയാള്ക്ക് ഒരു കോടിയും കിട്ടുമായിരുന്നു. കരച്ചിലിന് പകരം പ്രേക്ഷകരെ നോക്കി അയാള് ഒരമര്ത്തിയ ചിരിയും ചിരിച്ചേനെ. നാലു സ്പൂണ്‍ സത്യവും ഒരു സ്പൂണ്‍ അസത്യവും ഇടകലര്‍ത്തി ചെറുചൂടോടെ കളര്‍ഫുള്‍ പുന്ചിരിയും സൈടാക്കി അങ്ങോട്ട് വിളമ്പിക്കെ വിജയകരമായ ദാമ്പത്യം ഹൌസ്ഫുള്‍ ആയി ഓടും.. ചുമ്മാ സത്യം മാത്രം വിളമ്പിയാല്‍ ഒരു ഗുമ്മില്ല.. റ്റി വി ഓഫ് ചെയ്തിട്ട് പോയീ ബേഷാ ഒരു നൊണ കാച്ച് പോങ്ങൂ "ബന്ധങ്ങളേക്കാൾ മൂല്യം പണത്തോടു കാണിക്കുന്ന മനുഷ്യന്റെ ആർത്തിയെ എത്ര ബുദ്ധിപൂർവ്വമാണ് ഒരുചാനൽ ചൂഷണം ചെയ്യുന്നത്. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാൻ താല്പര്യമുള്ളവരുടെ കണ്ണുകൾക്കും കാതുകൾക്കും വിരുന്നുമാവുന്നു" ഹരിയേട്ടാ ഈ പരിപാടി ഞാനും കണ്ടതാണ്, ആ ഒരേയൊരു ഭാഗം മാത്രം, എന്ത് കൊണ്ട് അവരുടെ ഭര്‍ത്താവു ഹോട്ട് സീറ്റില്‍ വന്നിരുന്നില്ല, പൈസയോടുള്ള ആര്‍ത്തി മൂത്ത് കുടുംബക്കാര്‍ തന്നെയാണ് അവരെ തള്ളി വിട്ടത്, അവരുടെ ഗതികേട് ശരിക്കും ചാനലുകാര്‍ മുതലെടുത്ത്‌, ഒപ്പം മറ്റുള്ള ന്യൂസ്‌ ചാനലില്‍ അവരുടെ കരച്ചിലും ഭര്‍ത്താവിന്റെ ചേഷ്ടകളും ആവര്‍ത്തിച്ച് കാണിച്ചു റേറ്റിംഗ് കൂട്ടാനും മത്സരിച്ചു. ഷീല ജോണിന്റെ കമന്റ്‌ വളരെ പച്ച പരമാര്‍ത്ഥം തന്നെ, ഞാനും അതിനോട് യോജിക്കുന്നു. ഇങ്ങനെയും ഒരു പരിപാടിയോ? റിയാലിറ്റി ഷോ നടത്തി TRP പുഴുങ്ങി തിന്നാണല്ലോ ചാനലുകാര്‍ ജീവിക്കുന്നത്..എന്നാലും ഈ റിയാലിറ്റി ഇത്തിരി കൂടിപോയോന്നു ഒരു സംശയം എഴുതണം എഴുതണം എന്ന് കരുതി ഇരിക്കുവര്‍ന്നു നീയെന്നെ ചിരിപ്പിച്ചു. പ്രതികാരം 26-ന് വീട്ടിക്കോളാം ഇതിന്റെ ഒറിജിനൽ ഇംഗ്ലീഷിൽ കണ്ടിട്ടുണ്ട്. അന്നേ തറയാണെന്ന് പിടികിട്ടിയതാണ്. ഈ പോഗ്രാം ചാനലിനെ കുറിച്ച് അല്ലെങ്കില്‍ അതില്‍ പങ്കെടുക്കുന്നവരെ കുറിച്ച് എന്നതില്‍ ഉപരി കാഴ്ചക്കാരെ കുറിച്ചാണ് മറ്റുള്ളവരുടെ ജീവിതത്തിലെ രഹസ്യങ്ങള്‍ അറിയാനാണ് എല്ലാവര്ക്കും താല്പര്യം കാഴ്ചക്കാര്‍ ഉണ്ടാവുക എന്നതാണ് പ്രധാനം ഇന്ത്യയില്‍ ഏറ്റവും കാഴ്ചക്കാരുള്ള മറ്റൊരു പ്രോഗ്രാം രാഖി സാവന്തിന്റെ സ്വയം വരം ആണ് ഇതൊക്കെ നോക്കുമ്പോള്‍ മലയാളം ചാനലുകളുടെ എസ് എം എസ് തട്ടിപ്പ് എത്ര നിസ്സാരം . ഗംഭീരം എഴുത്തിന്‍റെ ഒഴുക്ക് ഒരു നല്ല സംഗീതം പോലെ അതില്‍ "സംഗതിയും ബ്രുഹയും ശ്രുതിയും താളവും" എല്ലാം വേണ്ടതില്‍ അധികമുണ്ട് തിരക്കഥയിലേക്ക് തിരിയാത്തതെന്തേ “ടീമിനോളമേ ക്യാപ്റ്റനും നന്നാവൂ”, “ജനതയോളമേ ഭരണാധികാരിയും നന്നാവൂ” എന്നൊക്കെ പറയാറില്ലെ? മാധ്യമങളുടെ കാര്യവും അങനെതന്നെ. ജനങള്‍ ഇഷ്ടപ്പെടുന്നതിനെ അവര്‍ വിളമ്പുന്നു. ജനസമ്മതി എന്ന ഒന്നാണല്ലോ ഇവയൊക്കെ നിലനിന്നു പോകുന്നതിന്നും മറ്റു ചാനലുകളിലേക്കു വ്യാപിക്കുന്നതിന്നും കാരണം. ഏകഭാര്യ/ഭര്‍ത്താവുയുമായി മരണംവരെ ജീവിക്കണമെന്ന മൂല്യം ഉള്ളിലുള്ളവന്നു ഇതൊരു മോശം പ്രോഗ്രാം ആണ്. അങനെയല്ലാത്തവനൊ? ഇതിന്റെ ഒറിജിനല്‍ ഒരു ഇംഗ്ലീഷ് ചാനല്‍ പരിപാടി ഉണ്ടെന്നു ഒരു കൂട്ടുകാരന്‍ പറഞു. അവിടെ ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെ ജീവിക്കുന്ന പരിപാടി ഒന്നുമില്ലല്ലോ? നമ്മുടെ സംസ്കാരത്തിന്നു മേലേക്കുള്ള അധിനിവേശങള്‍ക്കു ഒരു പാതകൂടി. ബന്ധങളെക്കാള്‍,മൂല്യങളെക്കാള്‍ വില കാശിനുണ്ടെന്നു തോന്നുന്നവന്ന് ഇതിലെന്ത് കുഴപ്പം. കൊച്ചുകൊച്ചു കള്ളങ്ങളും, അതിനേക്കാള്‍ കൂടുതല്‍ മൌനങ്ങളുമായിട്ടാണ് ജീവിതം നാം മുന്നോട്ടു കൊണ്ടുപോകുന്നതു.ചിലതു കണ്ടിട്ടും കാണാതെയും, പലതും കേട്ടിട്ടും കേള്‍ക്കാതെയും നല്ല വിഷയം. നല്ല ചര്‍ച്ച. ആശംസകള്‍ യൂട്യൂബിൽ അതിന്റെ ഇംഗ്ലീഷ് വേർഷൻ ഉണ്ടെന്ന് കേട്ടു. ‘ദ് മൊമെന്റ് ഒഫ് ട്രൂത്ത്’ എന്ന പേരിൽ. അവസാനം,അതു വരെ വായിച്ച ഞമ്മളുടെ തലക്കിട്ടു കൊട്ടിയ കൊട്ടൊഴിച്ചാൽ,ബാക്കി എല്ലാറ്റിനോടും യോജിപ്പാണ്. (ഇത് ഏതു മിഷീൻ വെച്ചു വേണെങ്കിലും ടെസ്റ്റിക്കോ) ശരിക്കും ആത്മാര്‍ഥമായി പറഞ്ഞതാണ്.തീര്‍ച്ചയായും ഭാവിയുണ്ട് സമയം കളയല്ലേ.. പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്. പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവ പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത് ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല. ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! മെസ്സിയുടെ വീട്ടില്‍ വന്‍ മോഷണം; കളളന്മാര്‍ പണവും ആഭരണങ്ങളും കവര്‍ന്നു മെസ്സിയുടെ വീട്ടിലെ പൂട്ടാതെകിടന്ന ബാല്‍ക്കണി വഴിയാണ് കളളന്മാര്‍ അകത്തുകയറിയത്. പാരിസില്‍ പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ കളളന്‍ കയറി. മെസ്സിയും കുടുംബവും താമസിക്കുന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയല്‍ മോസുവിലെ റൂമിലാണ് കള്ളന്മാര്‍ കയറി മോഷണം നടത്തിയത്. ദ സണ്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. മെസ്സിയുടെ വീട്ടിലെ പൂട്ടാതെകിടന്ന ബാല്‍ക്കണി വഴിയാണ് കളളന്മാര്‍ അകത്തുകയറിയത്. മെസ്സിയുടെ റൂമില്‍നിന്നും ആഭരണങ്ങളും പണവും മോഷണം പോയിട്ടുണ്ട്. മറ്റു റൂമുകളിലും മോഷണം നടന്നിട്ടുണ്ട്. ദുബൈയില്‍ നിന്നെത്തിയ സ്ത്രീയുടെ നെക്ലേസും, അഞ്ഞൂറ് പൗണ്ടിന്റെ കമ്മലും, രണ്ടായിരം പൗണ്ടും മോഷണം പോയതായാണ് റിപ്പോര്‍ട്ട് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റിലാണ് ബാഴ്‌സ വിട്ട് മെസ്സി പാരിസിലേക്ക് ചേക്കേറിയത്. ഭാര്യ റൊക്കുസോയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. മറ്റൊരു വീട് ഒരുങ്ങുന്നത് വരെ മെസ്സിയും കുടുംബവും ഈ ഹോട്ടലില്‍ തന്നെയായിരിക്കും താമസം. ബാഴ്‌സയില്‍ നിന്ന് എത്തിയ ശേഷം താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ആയിരകണക്കിന് പൗണ്ട് മോഷണം പോയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുബൈയിൽ പുതിയ ആറ് ബസ് റൂട്ടുകൾ ആരംഭിച്ചു ദുബൈ: ദുബൈയിൽ ആറ് പുതിയ ബസ്റൂട്ടുകൾ ആരംഭിച്ചതായി റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഭാഗമായ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. യാത്രികരുെട എണ്ണത്തിലുണ്ടായ വർധനയാണ് പുതിയ റൂട്ടുകൾ തുടങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വിനോദ സഞ്ചാര മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് പി.ആർ.ഒാ. കാർഡ് വേണമെന്ന നിബന്ധന ഒഴിവാക്കി ദുബൈ: വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപാട് നടത്താന്‍ പി.ആര്‍.ഒ കാര്‍ഡ് വേണമെന്ന നിബന്ധന ദുബൈ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. വിനോദസഞ്ചാര മേഖലയുടെ… മസ്കത്ത്^സലാല റോഡിൽ വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുന്നു മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിനെയും സലാലയെയും ബന്ധിപ്പിക്കുന്ന റോഡിൽ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നു. ട്രക്ക് ഡ്രൈവർമാർക്കും മറ്റ് വാഹനയാത്രികർക്കുമായുള്ള വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് ദേശീയ ചരക്കുഗതാഗത… പുതുവർഷത്തിൽ ഫ്ളൈ നാസ് എയർ ടിക്കറ്റിന് വൻ ഇളവ് ജിദ്ദ: പുതുവർഷത്തിൽ ‘ഫ്ളൈ നാസ്’ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര ടിക്കറ്റ് നിരക്ക് 49 റിയാലിനുവരെ ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബർ 30 വരെ ടിക്കറ്റ് എടുക്കുന്നവർക്കാണ്… അബ്ഹ: അസീർ മേഖലയിൽ അറബി അക്ഷരങ്ങളാൽ അലങ്കരിച്ച മതിൽ ശ്രദ്ധേയമാകുന്നു. അറബി ഭാഷാ ദിനത്തോടനുബന്ധിച്ചാണ് റിജാലുൽ അൽമഅ് മേഖലയിൽ അറബി അക്ഷരങ്ങളാൽ മതിൽ അലങ്കരിച്ചത്. ബലദിയ ഒാഫീസിെൻറ സഹായത്താൽ സ്വദേശി… പ്രവാചക നഗരിയായ മദീനയിൽ നിന്ന് 148 കിലോമീറ്റർ അകലെ മലകളാൽ ചുറ്റപ്പെട്ട ബദ്ർ പ്രദേശം ഇന്നും പുണ്യയാത്രികരുടെ ഇഷ്ട സേങ്കതമാണ്. ഇസ്‌ലാമിെൻറയും അതിനെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിെൻറയും രാഷ്ട്രത്തിെൻറയും… റിയാദ്: മഴ നനച്ചിടത്ത് പൊടിഞ്ഞുയർന്ന് വസന്തം. മരുഭൂമി മലരണിഞ്ഞു. തണുപ്പുകാലത്തിെൻറ വരവറിയിച്ച് സൗദിയിൽ വ്യാപകമായി പെയ്യുന്ന മഴ എല്ലായിപ്പോഴും മരുഭൂമിക്ക് സമ്മാനിക്കുന്നത് ഹരിത കഞ്ചുകവും വർണപ്പൂക്കളുടെ… അൽഹറമൈൻ ട്രെയിൻ: യാത്ര ചെയ്തത് 75000 പേർ ജിദ്ദ: അൽഹറമൈൻ ട്രെയിൻ സർവീസ് ആരംഭിച്ച് 60 ദിവസം പിന്നിട്ടപ്പോൾ യാത്ര ചെയ്തത് 75000 പേർ. മക്കക്കും മദീനക്കുമിടയിൽ 150 സർവീസുകളിലായാണ് ഇത്രയും പേർ യാത്ര ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മനാമ: ബഹ്റൈനില്‍ (Bahrain) റോഡപകടത്തില്‍ (Road accident) പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് (36) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. അതീവ ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. ബോധം തിരികെ ലഭിച്ചെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചില്ല. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‍കാരം പിന്നീട് നടക്കും. ഭാര്യ ഷിബി. മകന്‍ എയ്‍ഡന്‍ പ്രവാസിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ (committed suicide) കണ്ടെത്തി. കബദ് (Kabad) ഏരിയയിലായിരുന്നു സംഭവം. താമസ സ്ഥലത്തെ സീലിങില്‍ നിന്ന് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ കുവൈത്തില്‍ ആത്മഹത്യകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. Gulf News ഒമാനില്‍ ബുധനാഴ്‍ച വരെ ശക്തമായ മഴയ്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Gulf News ഇന്ത്യക്കാരുടെ ഇഖാമ, റീഎൻട്രി വിസ കാലാവധിയും രണ്ട് മാസം കൂടി സൗജന്യമായി നീട്ടി നൽകും Gulf News നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസുഖ ബാധിതനായ പ്രവാസി മലയാളി മരിച്ചു Covid 19 സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം UAE Golden Jubilee ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ് Omicron ഒമിക്രോൺ; വിദേശത്തുനിന്ന് എത്തിയ 14 പേർ ഉത്തരാഖണ്ഡിൽ നിരീക്ഷണത്തിൽ, ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് Jimmy George ഓര്‍മ്മകളില്‍ ജിമ്മി ജോർജ്; വോളിബോളിലെ ഇടിമുഴക്കം നിലച്ചിട്ട് 34 വർഷം Omicron: ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ മോഷണം ആരോപിച്ച് അച്ഛനെയും മകളെയും വിചാരണ ചെയ്തതിലാണ് നടപടി. തെറ്റ് സംഭവിച്ചിട്ടും രജിത അച്ഛനോടും കുട്ടിയോടും മാപ്പ് പറഞ്ഞില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്. മോഷണക്കുറ്റം ആ‌രോപിച്ച് പരസ്യ വിചാരണ; സിവിൽ പൊലീസ് ഓഫീസർ രജിതയെ സ്ഥലം മാറ്റി; നടപടിക്കും ശുപാർശ വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു. കുട്ടികളേും കൊണ്ട് മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്നും രജിത ആരോപിച്ചിരുന്നു. ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെക്കൊണ്ട് പിഴയടപ്പിച്ച സിപിഒയെ സസ്പെൻഡ് ചെയ്തു സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ ആണ് സസ്പെൻഡ് ചെയ്തത്. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു. പിഴയായി രണ്ടായിരം രൂപ വാങ്ങിയിട്ട് അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും കാരണം വ്യക്തമല്ലെന്നും പോലീസ്. നേരത്തേ കളമശ്ശേരി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസ്; പൊലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മെയ് 14 നാണ് അഭിലാഷ് ചന്ദ്രൻ മാവേലിക്കര ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. യുവാവുമായുള്ള തർക്കത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഓഫീസർ മരിച്ചു മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിവിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. സിവിൽ പൊലീസ് ഓഫീസറുടെ സസ്പെന്‍ഷന്‍; വിശദീകരണവുമായി ഐശ്വര്യ ഡോങ്റെ പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനാലാണ് നടപടിയെന്നാണ് കൊച്ചി ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ഡിസിപി അനുമതിയില്ലാതെ അഭിമുഖം, പൊലീസുകാരന് സസ്പെന്‍ഷന്‍; വിവാദ നടപടിയുമായി വീണ്ടും ഐശ്വര്യ ഡോങ്റെ പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താൻ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ബത്തേരിയിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്ക് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിരാമന്റെ പരിക്ക് ഗുരുതരമായതിനാൽ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരുന്നതിനിടെയാണ് സംഭവം. നീലേശ്വരത്ത് സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ മൂന്ന് മാസം മുമ്പാണ് ബേക്കൽ സ്റ്റേഷനിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്. പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം 'വിവാഹിതന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയാലെന്ത് ജോലി എന്തായാലും ഉദ്യോഗസ്ഥര്‍ കളയുമെന്ന് സിപിഒ ഉമേഷ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് പക തീര്‍ക്കുകയാണെന്നും തന്നെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായും കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ സിപിഒ ഉമേഷ് വള്ളിക്കുന്ന്. അഞ്ചുകൊല്ലം മുമ്പ് കമ്മീഷണറുടെ ഷോര്‍ട്ട് ഫിലിമിനൊപ്പം തന്റെ ഷോര്‍ട്ട് ഫിലിമും പുറത്തിറക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് എവി ജോര്‍ജിന്റെ പക തുടങ്ങിയതെന്നും ഉമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്പെൻഷൻ ഓർഡറിൽ പരാമർശിച്ചതും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധമറിയിച്ചത്. വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു വനിതകൾക്ക് മാത്രമുള്ള ബറ്റാലിയനിലേക്ക് ഇതാദ്യമായാണ് റാങ്ക് ലിസ്റ്റ്. Indian citizenship അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ലക്ഷക്കണക്കിന് ഇന്ത്യക്കാർ, കാരണമെന്ത്? Expo 2020 യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം marriage വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ല നിയമഭേദഗതി നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ Priyadarshan കുറുപ്പിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട് പ്രിയദര്‍ശന്‍ പറയുന്നു IPL Retention: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ അന്തിമ പട്ടികയായി കാർഷിക നിയമങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ തടിയൂരിയത് എന്തിനാണ്? ജാക്ക് ഡോഴ്‌സി രാജിവച്ചു; ഇന്ത്യന്‍ വംശജന്‍ പരാഗ് അഗ്രവാള്‍ ട്വിറ്ററിന്റെ പുതിയ സിഇഒ ഒമിക്രോണ്‍: എന്തുകൊണ്ട് പേടിക്കണം? ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുമോ? വേദജ്ഞാനത്തിന്റെയും ദൈവിക അറിവിന്റെയും പണ്ഡിതരായിരുന്നു നിയമജ്ഞര്‍ (11:52 അവര്‍ക്ക് ഈ ദൈവാനുഗ്രഹം ലഭിച്ചിരിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കാനെന്നതാണ് യേശു ദ്യോതിപ്പിക്കുന്നത്. പലതിന്റെയും താക്കോല്‍ ദൈവം നിന്നെയും ഏല്പിച്ചിട്ടുണ്ടെന്ന് മറക്കരുത്. നിന്റെ സമ്പത്തും ആരോഗ്യവും കഴിവുകളും സൗന്ദര്യവുമൊക്കെ അതില്‍പ്പെടും. നിന്നെ ഏല്‍പിച്ചിരി ക്കുന്നത് നിനക്കുവേണ്ടി മാത്രമല്ല നിന്റെ കൂടെയുള്ളവര്‍ക്കും വേണ്ടിക്കൂടിയാണ്. നിന്റെ സമ്പത്തുക ളുടെ ഒടേക്കാരനല്ല നീ; മറിച്ച് വെറും കാര്യസ്ഥന്‍ മാത്രമാണ്. തന്റെ ബിസിനസ് വരുമാനത്തിന്റെ സിംഹഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ച ഫെയ്‌സ്ബുക്ക് സി.ഇ.ഒ. സുക്കര്‍ബര്‍ഗ് നല്ലൊരു മാതൃകയാണ് ലോകത്തിനു നല്‍കിയത്. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. മിഠായിത്തെരുവ് റിപ്പോര്‍ട്ട് എട്ടു കോപ്പികള്‍ തയാറാക്കാന്‍ നിര്‍ദേശം; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കൈമാറും RashtraDeepika ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… എന്തൊരു സുന്ദരി അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍…. വ്യാജമദ്യം; ഇരിങ്ങാലക്കുടയിൽ രണ്ടാമത്തെയാളും മരിച്ചു; പോലീസ് അന്വേഷണം ഊർജിതമാക്കി മിഠായിത്തെരുവ് റിപ്പോര്‍ട്ട് എട്ടു കോപ്പികള്‍ തയാറാക്കാന്‍ നിര്‍ദേശം; ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കൈമാറും കോഴിക്കോട്: മിഠായിത്തെരുവില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറും. ജനങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് വ്യക്തമാക്കികൊണ്ട് കോഴിക്കോട് സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എ. ഉമേഷ് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറും. ‌ റിപ്പോര്‍ട്ടിന്‍റെ എട്ട് പകര്‍പ്പുകള്‍ തയാറാക്കാനും ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ മേയര്‍ തുടങ്ങി എല്ലാ വിഭാഗം അധികൃതര്‍ക്കും സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമായ മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തി അന്തിമ റിപ്പോര്‍ട്ട് കൈമാറും. ചെറിയ തീപ്പൊരിയുണ്ടായാല്‍ വരെ സ്ഫോടന സമാനമായ അവസ്ഥയുണ്ടാവാനുള്ള സാധ്യതയാണ് മിഠായിത്തെരുവിലുള്ളതെന്നാണ് 500 പേജിലുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കഴിഞ്ഞമാസം മിഠായിത്തെരുവിലെ മൊയ്തീന്‍പള്ളി റോഡിലെ തീപിടിത്തത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മിഠായിത്തെരുവില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. തീ എളപ്പുത്തല്‍ പടര്‍ന്ന് പിടിക്കുനന്തിനുള്ള എല്ലാ സാഹചര്യങ്ങളും മിഠായിതെരുവിലുണ്ടെന്നും തീയണയക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകളും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമായതിനാലാണ് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചത്. കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെയും അംഗം! ഗിരീഷിന്‍റെ മരണം സേനയ്ക്ക് തീരാനഷ്ടം എങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത്‌ 60 ലക്ഷത്തോളം രൂപ വരുന്ന സ്വര്‍ണം ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ എന്തൊരു സുന്ദരി അകത്തും പുറത്തും ഇത്രയും സുന്ദരിയായ മറ്റൊരാളെ കണ്ടിട്ടില്ലെന്ന് അവന്തിക മോഹന്‍…. മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് അവന്തിക മോഹന്‍. ആത്മസഖി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ആത്മ സഖിക്ക് ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്‍റെ പ്രതികരണം എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ലെന്ന്ഭാവന കാമുകിമാർക്കായി ഇൻസ്റ്റഗ്രാമിൽ ചൂണ്ടയിട്ടു കഞ്ചാവ്-മയക്കുമരുന്ന് മാഫിയ സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ… ഹോളിവുഡിൽ മാത്രമല്ല, ബോളിവുഡിലും കാര്യമായ ഷൂട്ടിംഗ് അപകടങ്ങൾ നടന്നിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്പോൾ എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുക സ്വഭാവികം. ഇത്തരത്തിൽ ബോളിവുഡിൽ അപകടത്തിൽപ്പെട്ട നിരവധി നടൻമാരും നടിമാരുമുണ്ട്.1982ലാണ് അമിതാഭ് ബച്ചനു പരിക്കേൽക്കുന്നത്. കൂലി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ബിഗ്ബിക്ക് പരിക്കേറ്റത്. സഹനടൻ പുനീത് ഇസ്‌സാറുമായിട്ടുള്ള പോരാട്ട രംഗമാണ് അന്നു ചിത്രീകരിച്ചത്. ഈ രംഗത്തിനിടെ പുനീതിന്‍റെ ഇടിയേറ്റ് അമിതാഭ് ബച്ചൻ വീണു ഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള റെയിൽവേ ട്രാക്കിൽ സംഭവിച്ചത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍… 1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് ഇതു തമാശയല്ല ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന് ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ചില പ്രത്യേക രക്തഗ്രൂപ്പുകാര്‍ക്ക് കോവിഡ് വരാന്‍ കൂടുതല്‍ സാധ്യത പുതിയ പഠന റിപ്പോര്‍ട്ട് ഇങ്ങനെ… കോവിഡും രക്തഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പും പഠനം നടന്നിട്ടുണ്ട്. എന്നിരുന്നാലും ലോകം കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീതിയില്‍ നില്‍ക്കുമ്പോള്‍ പുതിയ പഠനത്തിന് ആശിച്ചു വാങ്ങിയ സ്‌കൂട്ടര്‍ നിരത്തിലിറക്കാനാകാതെ വലഞ്ഞ് യുവതി. ഡല്‍ഹിയില്‍ വാഹന രജിസ്ട്രേഷനിലെ രണ്ട് അക്ഷരങ്ങളാണ് ഇരുചക്രവാഹന ഉടമകള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. ഇ ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന വടക്കൻ മുംബൈയിലെ ഒരു ശുദ്ധജലതടാകമാണ് തുൾസി തടാകം. മുംബൈയിലെ രണ്ടാമത്തെ വലിയ തടാകമാണ് ഇത്. നഗരത്തിലെ ശുദ്ധജലവിതരണത്തിന്റെ ഒരു പങ്ക് ഈ തടാകത്തിൽ നിന്നുമാണ്[1 സാൽസെറ്റ് ദ്വീപിലെ മൂന്ന് തടാകങ്ങളിൽ ഒന്നാണ് ഇത്. പവായ് തടാകവും വിഹാർ തടാകവുമാണ് ഈ ദ്വീപിലെ മറ്റു രണ്ട് തടാകങ്ങൾ. ഇതിൽ തുൾസി തടാകവും വിഹാർ തടാകവും സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു[2]. താസ്സോ നദിയിൽ നിർമ്മിച്ച അണക്കെട്ട് നദീജലത്തെ സമീപത്തുള്ള വിഹാർ തടാകത്തിലേക്ക് ഒഴുക്കുന്നതുവഴി രൂപപ്പെട്ടതാണ് തുളസി തടാകം. പവായ്- കാനേരി മലനിരകളിലെ 676 ഹെക്ടർ ജലസംഭരണ പ്രദേശത്ത് നിന്നുള്ള മഴവെള്ളം തടാകത്തിലേക്ക് ഒഴുകുന്നു. മഴക്കാലത്ത് ഈ തടാകത്തിൽ നിന്നുള്ള അധികജലം പവായ് തടാകത്തിലേക്കും തുടർന്ന് മിഠി നദിയിലേക്കും ഒഴുകുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ ജൂൺ പകുതിയോടെ ആരംഭിച്ച് സെപ്റ്റംബർ വരെ നീണ്ടുനിൽക്കും. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ശരാശരി വാർഷിക മഴ 2500 മില്ലീമീറ്റർ ആയി കണക്കാക്കപ്പെടുന്നു[1]. മുംബൈയിലെ വടക്ക് 32 കി മീ അകലെയായിട്ടാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്[5] വെസ്റ്റേൺ ലൈനിലെ ബോറിവിലിയാണ് ഏറ്റവും അടുത്തുള്ള സബർബൻ റെയിൽവേ സ്റ്റേഷൻ[6 വെസ്റ്റേൺ എക്സ്പ്രസ് ഹൈവേക്ക് അടുത്താണ് ഈ തടാകം. തടാകത്തിലേക്ക് സ്റ്റേഷനിൽ നിന്ന് റോഡു വഴി 6 കിമി ദൂരമുണ്ട്. സഹർ അന്താരാഷ്ട്ര വിമാനത്താവളം 20 കിലോമീറ്റർ ദൂരെയാണ്[7 സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിനകത്ത് സ്ഥിതി ചെയ്യുന്ന ഈ തടാകം സന്ദർശിക്കാനായി പാർക്ക് അധികൃതരിൽ പ്രവേശന അനുമതി വാങ്ങേണ്ടതുണ്ട്. മഗർ എന്നറിയപ്പെടുന്ന ശുദ്ധജല മുതലകളാണ് ഈ തടാകത്തിലെ ശ്രദ്ധേയമായ ഒരു ജീവിവർഗ്ഗം. തടാകവും ചുറ്റുമുള്ള പ്രദേശങ്ങളും ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ സംരക്ഷണത്തിൽ ആണ്. 2000-2017 കാലഘട്ടത്തിൽ മാത്രം ഈ തടാകങ്ങൾക്ക് ചുറ്റുമുള്ള സസ്യജാലങ്ങളിൽ 28 മുതൽ 30 ശതമാനം വരെ കുറവ് വന്നതായി ഒരു പഠനത്തിൽ കണ്ടെത്തി[8]. ↑ ഹിന്ദുസ്ഥാൻ ടൈംസ്, ഒക്റ്റോബർ 14, 2017 ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:59, 14 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഗ്രീക് ദ്വീപായ ലെസ്ബോസില്‍നിന്ന് 33 അഭയാര്‍ത്ഥികളെ വത്തിക്കാന്‍ മുന്‍കൈയെടുത്ത് ഇറ്റലിയിലെത്തിച്ചു. മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജെവ്സ്കിയുടെ നേതൃത്വത്തിലായിരുന്നു ഇത്. അഫ്ഗാനിസ്ഥാന്‍, ടോഗോ, കാമറൂണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. മാര്‍പാപ്പ 2016-ല്‍ ഈ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ 3 മുസ്ലീം കുടുംബങ്ങളെ അഭയാര്‍ത്ഥികളായി പാപ്പായോടൊപ്പം വിമാനത്തില്‍ കൊണ്ടുവന്നിരുന്നു. ഇതിനു തുടര്‍ച്ച ഉണ്ടാകണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രാലയവുമായി നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയാണ് ഇപ്പോള്‍ ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുമതി നേടിയത്. ഡിസംബറില്‍ കുറച്ചു പേര്‍ കൂടി ഇതേ മാര്‍ഗത്തില്‍ ഇറ്റലിയിലേയ്ക്ക് എത്തുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഐപിഎല്ലിലല്‍ ജമ്മുകശ്മീരില്ഡ നിന്ന് മറ്റൊരു താരം കൂടി വരവറിയിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരം സമദാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയത്. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ശിക്ഷ്യന്‍ കൂടിയാണ് സമദ്. ജമ്മു കാശ്മീര്‍ ടീമിന്റെ മുന്‍ ഉപദേശകന്‍ കൂടിയായിരുന്ന ഇര്‍ഫാന്റെ ശിക്ഷണത്തിലാണ് സമദ് തന്റെ പ്രതിഭയെ മിനുക്കിയെടുത്തത്. ഡല്‍ഹിക്കെതിരായ മല്‍സരത്തിനുള്ള ഹൈദരബാദ് ടീമില്‍ ഇടം നേടിയപ്പോള്‍ സമദിനെ ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു. അടുത്ത യൂസഫ് പത്താനെന്നു വിശേഷിപ്പിക്കപ്പെടുന്ന സമദ് വെടിക്കെട്ട് ഫിനിഷറും ലെഗ്ബ്രേക്ക് ബൗളറുമാണ്. തന്റെ കന്നി ഐപിഎല്‍ മല്‍സരത്തില്‍ അഞ്ചാമനായി സമദിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഏഴു പന്തില്‍ ഓരോ ബൗണ്ടറികളും സിക്സറുമടക്കം 12 റണ്‍സുമായി പുറത്താവാതെ നിന്ന സമദ് തുടക്കം മോശമാക്കിയതുമില്ല. കളിഞ്ഞ ലേലത്തിലാണ് 2016ലെ ഐപിഎല്‍ ചാംപ്യന്‍മാരായ ഹൈദരാബാദ് സമദിനെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമായിരുന്നു താരത്തിനു ഐപിഎല്‍ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരേ സമദ് 53 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്തിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ താരം കൂടിയാണ് അടുത്ത മാസം 19 വയസ്സ് തികയുന്ന സമദ്. നേരത്തേ ജമ്മു കാശ്മീരിന്റെ പര്‍വേസ് റസൂല്‍, റാസിഖ് സലാം എന്നിവര്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു. സമദിനൊപ്പം ജമ്മു കാശ്മീര്‍ ടീമിലെ സഹതാരമായ മന്‍സൂര്‍ ദാറിനും ഈ സീസണിലെ ഐപിഎല്ലില്‍ നറുക്കുവീണിരുന്നു. ലേലത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബായിരുന്നു താരത്തെ വാങ്ങിയത്. പക്ഷെ ഈ സീസണില്‍ ദാര്‍ പഞ്ചാബിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ല. ആര്‍സിബിയെ ഉപേക്ഷിക്കാനാകില്ല, അയാള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവരുന്നു ആന്‍ഡേഴ്‌സന്‍ ആദ്യ ആഷസ് ടെസ്റ്റില്‍ നിന്നും പുറത്ത് അത് അവന് കൊടുക്ക് ട്വിറ്ററെ, അജാസിന് മറ്റൊരു സഹായവുമായി അശ്വിന്‍ ധോണിപ്പക വീണ്ടും ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ഒന്നാം നമ്പര്‍ ബൗളര്‍ കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു അവന്റെ പ്രതിഭ, പൊന്മുട്ട ഇടുന്ന താറാവിനെ ടീം ഇന്ത്യ കൊന്നതെന്തിന്? ഏതു സാഹചര്യത്തിലും രോഗങ്ങളുടെ കാര്യത്തില്‍ 'ഹൈ റിസ്‌ക്ക്' വിഭാഗത്തില്‍ പെടുന്നവരാണ് നവജാതശിശുക്കളും പത്തുവയസില്‍ താഴെയുള്ള കുട്ടികളും. കോവിഡ് കാലത്തെ നവജാത ശിശുക്കളുടെ പരിചരണമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ നവജാത ശിശുരോഗ വിദഗ്ധ ഡോ. രാജശ്രീ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു. പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 30 വയസ്, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടൂ സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകള്‍ക്ക് ഉത്തരവ് കൈമാറി കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ഭാരം കുറയ്ക്കാന്‍ ഓട്‌സ് മാത്രം മതി; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി കത്രീന കൈഫിന്റെ വിവാഹത്തിന് പങ്കെടുക്കണമെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ? ഇവിടെ ഇങ്ങനെയാണ് ഭായ് രമ്യഹരിദാസിനും,കെ.കെ.രമ MLA യ്ക്കും,MG യൂണിവേഴ്സിറ്റിലെ AISF വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി മേയര്‍ ആര്യാ രാജേന്ദ്രനും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുന്ന വനിതകള്‍ക്കും മറ്റൊരു നീതിയും മേയര്‍ ആര്യ രാജേന്ദ്രനെതിരായ കെ മുരളീധരന്‍ എംപിയുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി രമ്യ ഹരിദാസ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ, ആദ്യ ഫലങ്ങള്‍ നെഗറ്റീവായെങ്കിലും ജാഗ്രതയില്‍ ഒരു കുറവും ഉണ്ടാകരുതെന്ന് മന്ത്രി അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ എട്ടു വയസ്സുള്ള പെൺകുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്?എ എ റഹിമിനോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനം, മുഖ്യമന്ത്രി തലസ്ഥാനത്തെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ എംപി നടത്തിയ പദപ്രയോഗങ്ങള്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചത്. സംഭവത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിക്ക് എതിരെ കേസെടുത്തു. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് രമ്യയുടെ അഭിപ്രായ പ്രകടനം. രമ്യഹരിദാസിനും, കെ.കെ.രമ എംഎല്‍എയ്ക്കും, എംജി യൂണിവേഴ്‌സിറ്റിലെ എഐഎസ്‌എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയര്‍ ആര്യാ രാജേന്ദ്രനും സിപിഐഎം അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..പാര്‍ട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി എന്നാണ് എംപി ആരോപിക്കുന്നത്. രമ്യ ഹരിദാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് രമ്യഹരിദാസിനും,കെ.കെ.രമ MLA യ്ക്കും,MG യൂണിവേഴ്സിറ്റിലെ AISF വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയര്‍ ആര്യാ രാജേന്ദ്രനും CPIM അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും.. കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്..പാര്‍ട്ടിയുടെ,കൊടിയുടെ നിറം നോക്കിയാണ് നീതി.. അവിടുന്നിങ്ങോട്ട് പാര്‍ലമെന്റ് അംഗമായത് മുതല്‍ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലും ഞാന്‍ നേരിട്ട അധിക്ഷേപത്തിനുംഅവഹേളനത്തിനും കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയല്ല എന്നതായിരുന്നു കാരണം.നിയമസഭ തെരെഞ്ഞെടുപ്പ് സമയത്ത് കാലൊടിഞ്ഞു ചികിത്സയിലായിരുന്ന ഞാന്‍ പ്രചരണ രംഗത്തിറങ്ങിയത് എത്ര വികൃതമായാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ചത് .കഠിനമായ വേദന സഹിച്ചും സ്വന്തം ആദര്‍ശത്തിനുവേണ്ടി പ്രചാരണം നടത്തിയ എന്നെ നാടകനടിയാക്കിയാണ് സൈബര്‍ പോരാളികള്‍ ആഘോഷിച്ചത്. അതിനെതിരെ ഏതെങ്കിലും സിപിഐഎം നേതാക്കള്‍ പ്രതികരിച്ചോ?സിപിഐഎം അണികളെ അങ്ങനെ ചെയ്യരുതെന്ന് ഏതെങ്കിലും ഒരു നേതാവ് വിലക്കിയോ? ആലത്തൂരില്‍ വെച്ച്‌ ഭീഷണിയും തെറിവിളിയും ഉണ്ടായപ്പോള്‍ അതിനെതിരെ പരാതി പറഞ്ഞപ്പോള്‍ എന്നെ അവഹേളിക്കാനാണ് CPIM നേതാക്കളും സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ പോരാളികളും എനിക്കെതിരെ നടത്തിയ തെറിവിളികള്‍ക്കും അവഹേളനത്തിനും കണക്കുണ്ടോ? അതിന് എന്ത് നടപടിയുണ്ടായി? പാലക്കാട് ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം വാങ്ങാന്‍ ചെന്ന എന്നെ 10 മിനിറ്റിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്യുകയും എന്റെ കൈ തട്ടിമാറ്റുകയും ചെയ്ത സംഭവത്തില്‍ എന്നെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത് എങ്ങനെയായിരുന്നു? എത്രമാത്രം അധിക്ഷേപിച്ചു.ഒരു CPIM ജനപ്രതിനിധിയെയാണ് അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു? സെല്‍ഫി എടുത്ത പാര്‍ട്ടി പ്രവര്‍ത്തകന്റെ മൊബൈല്‍ തട്ടിമാറ്റിയ മുഖ്യമന്ത്രിയുള്ള നാട്ടിലാണ് ഒരു വനിത ജനപ്രതിനിധിയെ പത്ത് മിനുട്ടിലധികം പിറകെ നടന്ന് വീഡിയോ ഷൂട്ട് ചെയ്തത്.അന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ നേരിട്ട അധിക്ഷേപം വളരെ വേദനിപ്പിക്കുന്നതായിരുന്നു.അത് പരാതിപ്പെട്ടതിന് പോലും എന്നെ ആക്ഷേപിച്ചു.രമ്യ ഹരിദാസ് പാട്ടു പാടിയാല്‍ പാര്‍ലമെന്‍റില്‍ പാട്ടുകച്ചേരി അല്ല,പാട്ടുകാരി ദലീമ മത്സരിച്ചാല്‍,പാട്ടു പാടിയാല്‍ നിയമസഭയില്‍ പാട്ടുകച്ചേരി ആണോ എന്നാലും ചോദിച്ചേക്കരുത്.കാരണം,അവര്‍ മത്സരിക്കുന്നത് സിപിഐഎമ്മില്‍ ആണ്.നീതിയുടെ ഓരോ തരംതിരിവുകള്‍.. പിന്തുണക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരല്ലാത്ത ഒരാളെയും പ്രതീക്ഷിക്കരുത് സാംസ്കാരിക നായകരെ പോലും പ്രതീക്ഷിക്കിച്ചേക്കരുത്. ഇതാണ് ഇന്നത്തെ കേരളം പഠിപ്പിക്കുന്നത്.. എനിക്കെതിരെയുള്ള എ. വിജയരാഘവന്റെ പദപ്രയോഗങ്ങള്‍ ദ്വയാര്‍ത്ഥമുള്ളതും അവഹേളിക്കുന്നതുമായിരുന്നില്ലേ?കെ മുരളീധരന്‍ എംപി നടത്തിയ പരാമര്‍ശം മേയറുടെ മനസ്സ് വിഷമിച്ചെങ്കില്‍ ഖേദം ഖേപ്രകടിപ്പിക്കുന്നു എന്നു പറയാനുള്ള മാന്യത അദ്ദേഹം കാണിച്ചു.അതാണ് ഒരു കോണ്‍ഗ്രസുകാരനും സിപിഐഎം കാരനും തമ്മിലുള്ള വ്യത്യാസം..ഒരു കോണ്‍ഗ്രസ് ,യുഡിഎഫ് നേതാവിന്റെ ഏറ്റവും വലിയ ഗുണം അതാണ്. കെ മുരളീധരന്‍ എം.പി ഇന്ന് കാണിച്ചത് ആ ഗുണമാണ്.CPIM നേതാക്കള്‍ക്ക് ഇല്ലാത്തതും അതുതന്നെ.എതിരെ നില്‍ക്കുന്നവരെ മുഴുവന്‍ അവഹേളിക്കുകയും സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എന്തു നെറികേടുകളും ന്യായീകരിക്കുകയും ചെയ്യുന്ന നേതാക്കളും അണികളും ഉള്ള ഒരു നാട്ടില്‍ ഒരാളും നീതി പ്രതീക്ഷിച്ചേക്കരുത്,ഒന്നിച്ച്‌ ഒരു മുന്നണിയില്‍ ആണെങ്കിലും.. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക കെ.പി.എ.സി ലളിത എങ്കക്കാട്ടെ വീട്ടിൽ! സ്ഥിതി അതീവ ഗുരുതരം ചികിത്സ നിർത്തിയതിന് പിന്നിൽ ആ ഒരൊറ്റകാരണം തുടര്‍ചികിത്സകള്‍ ആവശ്യമാണ് ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുകയെന്ന് ഉറ്റവർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയതെന്ന് സ്ഫടികം ജോര്‍ജ് ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന മൂന്നു കുട്ടികളുണ്ട്;കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണ്;പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു;ഹൈക്കോടതിയിൽ കരഞ്ഞ് കാല് പിടിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ; ഡിജിപിയെ വിമർശിച്ച് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് (10 minutes ago) എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി (10 minutes ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ (30 minutes ago) ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ (48 minutes ago) ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ് (55 minutes ago) ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ (1 hour ago) ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍ 1 hour ago) രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന് (1 hour ago) ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ (2 hours ago) അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ (2 hours ago) വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി (2 hours ago) ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനം, മുഖ്യമന്ത്രി (2 hours ago) കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടി (2 hours ago) സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത് (2 hours ago) രാത്രിയിൽ വെള്ളം തുറന്നുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചിട്ടും നെറിക്കെട് കാണിച്ചു; നെട്ടോട്ടമോടി പെരിയാർ തീരത്തുള്ളവർ ;ആളിക്കത്തി കേരളം (2 hours ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു! മഹാരാഷ്ട്രയില്‍ പത്ത് കേസുകൾ ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് അധികൃതര്‍ അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ എട്ടു വയസ്സുള്ള പെൺകുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്?എ എ റഹിമിനോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്തി മകൻ ചെയ്ത കടും കൈയിൽ പകച്ച് അമ്മയും സഹോദരിയും; ജീവൻ അപഹരിച്ചത് ആ ഭയം?ഈ നശിച്ച ഏർപ്പാടിന് അന്തമില്ലേ ? കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടിയിൽ പഴമകൊണ്ടും വലിപ്പംകൊണ്ടും വിഷയങ്ങളുടെ ഗഹനതകൊണ്ടും ആഖ്യാനരീതികൊണ്ടും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത്. ശ്രീശങ്കരന്റെ ഉപനിഷദ്ഭാഷ്യങ്ങളില്‍ ഏറ്റവും പ്രമുഖമായിട്ടുള്ളതും യുക്തിചിന്തകളെക്കൊണ്ട് സമുജ്ജ്വലമായി നിലകൊള്ളുന്നതും ബൃഹദാരണ്യകഭാഷ്യമാണ്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യം. അസതോമാ സദ്ഗമയ എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ വൈദികപ്രാര്‍ഥന. അഭയം വൈ ബ്രഹ്മ മുതലായ ലക്ഷണവാക്യങ്ങള്‍. നേതി നേതി മുതലായ മാര്‍ഗനിര്‍ദേശ വാക്യങ്ങള്‍ തുടങ്ങി അധ്യാത്മമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കെല്ലാം സുവിദിതങ്ങളായിട്ടുള്ള ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് അച്ഛന്റെ ഓർമ്മക്ക് ഒരു വർഷം. ചെരിപ്പിടാത്ത, പിശുക്കനായ അച്ഛന്റെ ഓർമ്മക്ക് ഇന്നേക്ക് ഒരുവർഷം. ചെത്ത് തൊഴിൽ ചെയ്‌തു കിട്ടിയ ഇരുന്നൂറ്റന്പത് രൂപയിൽ താഴെയുള്ള ദിവസക്കൂലി കൊണ്ട് ഒരു കുടുംബം വളർത്തി, ഞാൻ ആവശ്യപ്പെട്ടതെല്ലാം – അതിനുമപ്പുറം – തന്ന് നേരത്തെ അവസാനിച്ച ഒരു ജീവിതമാണ് എനിക്കച്ഛന്റേത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നസമയത്ത്, പുസ്തകം വാങ്ങാൻ കഴിവില്ലാത്തതിനാൽ ദിവസങ്ങളോളം ക്ലാസിനു പുറത്തുനിൽക്കേണ്ടി വന്നത് കൊണ്ട് പഠിത്തം അവസാനിപ്പിച്ച് ചെത്തുമുതൽ തേങ്ങ പൊതിക്കൽ വരെ ചെയ്ത് കുടുംബം പുലർത്തിയ അച്ഛന്റെ വില […] ഞ്ചേരി: പത്തരക്കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ എക്സൈസിെൻറ പിടിയിൽ. മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ നിഗീഷും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയിൽ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38 തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുൽ ലാമിയ വീട്ടിൽ എൻ പി അമീർ(36 തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്പാട്ടിൽ വീട്ടിൽ ഇടി അഷ്റഫ്.(43) എന്നിവരാണ് പിടിയിലായത്. എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഓണം വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽനിന്നാണ് കഞ്ചാവ് വിൽപനക്കായി എത്തിച്ചത്. വിപണിയിൽ ആറു ലക്ഷത്തോളം രൂപ വിലവരും. ഏശയാപ്രവാചകന്റെ സമകാലികനായ മിക്കാ പ്രവാചകന്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രവചിച്ചു. ബേത്‌ലഹം-എഫ്രായിം യൂദയാ ഭാവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവര്‍ എനിക്കായി നിന്നില്‍ നിന്നും പുറപ്പെട്ടു (മിക്കാ 5,2 അവന്‍ പണ്ടേ, യുഗങ്ങള്‍ക്ക് മുമ്പേ ഉള്ളവനാണ്. ക്രിസ്തു സംഭവം, അത് കെട്ടുകഥയല്ല ചരിത്രസംഭവമാണ് എന്ന് ദൈവം തന്നെ മനുഷ്യചരിത്രത്തിലൂടെ തെളിയിക്കുന്നു. ക്രിസ്തു, പ്രവാചകന്‍മാര്‍ പ്രതീക്ഷിച്ചിരുന്ന, കാത്തിരുന്ന മിശിഹായാണ് മനുഷ്യരക്ഷകനാണ്. ലോക മാസകലമുള്ള എല്ലാ ജനതകളും പേരെഴുതിക്കാന്‍ താന്താങ്ങളുടെ പട്ടണ ത്തില്‍ ഒരുമിച്ചുചേരുന്നത് ഒരു സൂചനയാണ്. ലൂക്കാ സുവിശേഷം 2,10ല്‍ ദൂതന്റെ വാക്കുകളിങ്ങനെ ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. അന്ന് നിലവിലിരുന്ന രാഷ്ട്രീയസാമുദായിക സാഹചര്യത്തില്‍ നികുതി നിശ്ചയിക്കുന്നതിനും, പട്ടാള ജോലി നിര്‍ണയത്തിനുമായി ഓരോ നാല്‍പതുവര്‍ഷവും കാനേഷുമാരി കണക്കെടു ക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഭൂമി കണ്ട ഏറ്റം പൂര്‍ണ്ണമനുഷ്യന്റെ വരവിനുവേണ്ടി ദൈവം പദ്ധതികള്‍ മെനഞ്ഞൊരു കാലത്ത് ഒരു നിമിത്തം പോലെ ഈ കാനേഷുമാരി നടക്കുന്നു. ക്രിസ്തു വചനം മാംസമായ ദൈവമാണ്. ദൈവമായിരുന്നിട്ടും ദൈവത്തോടുള്ള സമാനത മുറുകെ പിടിക്കേണ്ടകാര്യമായി പരിഗണിക്കാതെ മനുഷ്യരക്ഷയ്ക്കുവേണ്ടി, മനുഷ്യസ്‌നേഹത്താല്‍ പ്രേരിതനായി മനുഷ്യാവതാരം ചെയ്തവനാണവിടുന്ന്. അവിടുന്ന് സാര്‍വ്വത്രിക രക്ഷകനാണ്. ഭൂമിയിലെ ഓരോ മനുഷ്യനെയും വ്യക്തിപരമായി കരുതുന്നവനാണവിടുന്ന്. ക്രിസ്തു, ഭാവനയില്‍ വിരിഞ്ഞ ദൈവപുരുഷനല്ല മറിച്ച് ചരിത്രത്തില്‍ ദൈവം കനിഞ്ഞേകിയ ദൈവസാന്നിധ്യമാണ്. വി. ഗ്രന്ഥചരിത്രവും ലോകചരിത്രവും സാക്ഷിക്കുന്ന ഈ വലിയ വിശ്വാസസത്യത്തിന്റെ സാക്ഷികളും പ്രഘോഷകരുമാകേണ്ടവരാണ് നമ്മള്‍. ദൈവത്തിന് മനുഷ്യരുടെ ജീവിതത്തിലിടപെടാന്‍ ദൈവം കണ്ടെത്തുന്ന ചിലവഴികളുണ്ട്. ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ജോസഫും നസറത്തിലെ മറിയവും ദൈവം തെരഞ്ഞെടുത്ത വഴികളാണ്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുവിന്റെ ജനനം അങ്ങനെ ദാവീദിന്റെ വംശത്തില്‍ തന്നെ നടക്കുന്നു. വന്ധ്യയെന്നു വിളിക്കപ്പെട്ടിരുന്ന എലിസബത്തിനെ ദൈവം കനിഞ്ഞനുഗ്രഹിച്ചതിന്റെ ആറാം മാസം ദൈവദൂതന്‍ ഗബ്രിയേല്‍ നസറത്തിലെ മറിയത്തോട് പറഞ്ഞു: ദൈവത്തിനൊന്നും അസാധ്യമല്ല. അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവസ്‌നേഹത്തെ അനുഭവിച്ചറിഞ്ഞവര്‍ ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ എന്ന്. ദൈവവാക്കിനുമുമ്പില്‍ സമ്പൂര്‍ണ്ണ സമര്‍പ്പണംനടത്തുന്നവരുടെ ജീവിതവഴികള്‍ പിന്നീട് ദൈവം ക്രമീകരിക്കുന്നത് ശ്രദ്ധേയമാണ്. അവരുടെ യാത്ര ബെത്‌ലഹമിലേക്ക് അപ്പത്തിന്റെ ഭവനത്തിലേക്കാണ്. അപ്പമാകാനുള്ളവനെ ഉള്ളില്‍ വഹിക്കുന്ന മറിയത്തോടുകൂടെ ജോസഫ് യാത്ര ആരംഭിക്കുകയാണ്. രണ്ട് ആത്മീയചിന്തകളെ നമുക്ക് സ്വന്തമാക്കാം. ഈ ചിന്തകള്‍ പ്രാര്‍ത്ഥനകളായി പിന്നീട് അത് ജീവിതമാകുമ്പോള്‍ നമ്മളും ദൈവേഷ്ടമനുസരിച്ച് ജീവിക്കുന്നവരാകും. ഒന്ന്, ഉള്ളില്‍ ദൈവം നിറഞ്ഞ മറിയവും, ദൈവനിയോഗം വിശ്വാസപൂര്‍വ്വം ഏറ്റെടുത്ത യൗസേപ്പും ജീവിതത്തിന്റെ ശ്രേഷ്ഠമാതൃകകളാണ് – ദൈവം ഏല്‍പ്പിച്ച നിയോഗങ്ങളോട് നൂറുശതമാനം വിശ്വസ്തത പുലര്‍ത്താന്‍ കഷ്ടതകള്‍ നിറഞ്ഞ ലോകനിയമങ്ങള്‍പോലും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ സ്വീകരിക്കുന്നവര്‍. രാഷ്ട്രം ജനത്തോടും ജനം രാഷ്ട്രത്തോടും നീതി പുലര്‍ത്താത്തൊരു സാമൂഹ്യപശ്ചാത്തലത്തില്‍ ജീവിതത്തിന്റെ നിയോഗങ്ങളെ എല്ലാവരും തിരിച്ചറിഞ്ഞറിഞ്ഞിരുന്നുവെങ്കില്‍ എത്ര നന്നായേനെ. രണ്ട്, മറിയത്തോടുകൂടെ യാത്ര. കൂടെ യാത്രചെയ്യുന്ന, കൂടെവസിക്കുന്ന, കൂട്ടായി നില്‍ക്കുന്ന ആഴമേറിയ ആത്മബന്ധങ്ങളുള്ള കുടുംബങ്ങളെയാണ് ദൈവം വിഭാവനം ചെയ്യുന്നത്. ലോകം കൈവിരല്‍ തുമ്പിലിരിക്കുന്ന ഈ കാലത്തിന്റെ നഷ്ടമാണ് അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യബന്ധ ങ്ങള്‍. ഇത് ഒരു ആത്മശോധനയുടെ ഉണര്‍ത്തു പാട്ടാകട്ടെ. എന്റെ ദൈവം എമ്മാനുവേലാണ്- കൂടെ വസിക്കുന്നവന്‍. കൂടെ വസിക്കുന്നവനെ കൂട്ടു പിടിച്ച് ബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് നമുക്ക് പ്രവേശിക്കാം. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. ഒരു ബുദ്ധന്റെ പ്രേമം തീര്‍ത്തും വ്യത്യസ്തമാണ്. ബുദ്ധന്‍ നിങ്ങളെ പ്രേമിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടപ്പെടാന്‍ വഴിയില്ല, കാരണം ബുദ്ധന്റെ പ്രേമം യാതൊരു ഉപാധിയുമില്ലാത്തതാണ്…-ഓഷോ സ്വർഗസീമകൾ കടന്ന് ആനന്ദത്തിന്റെ പൂക്കൾ ശേഖരിക്കുകയാണ്.അതുകൊണ്ടാണ് ഈ ലോകത്തെ ഞങ്ങൾ വാസയോഗ്യമാക്കുന്നത്…… അവർ പാടുകയാണ്.അവർ എന്നു പറഞ്ഞാൽ അഞ്ചുപേരുണ്ട്.മേശക്കു ചുറ്റും ഞങ്ങളും അഞ്ചുപേരായിരുന്നു.പലതരം രുചികളുടെ കോക്ടെയിലുകൾ പരീക്ഷിക്കുകയായിരുന്നു മേശക്കു ചുറ്റും വിരിഞ്ഞ സൗഹൃദം.ചവർപ്പും പുളിയും കയ്പും മധുരങ്ങളുമായി ഞങ്ങൾ അവയെ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു.ചുണ്ടിൽ നിന്നും നാവിലേക്കലിഞ്ഞ് ലഹരിയുടെ ഉടൽസഞ്ചാരമായി അത് രൂപാന്തരം കൊള്ളുകയായിരുന്നു. വെട്ടിയൊതുക്കിയ മുടിയും പച്ചനിറം അരികുപാകിയ എന്റേതായി അവരോധിക്കപ്പെട്ട അവൾ ധരിച്ചിരുന്നത്.വസ്ത്രങ്ങൾ എന്നു പറയുമ്പോൾ തെറ്റിദ്ധരിക്കരുത്.ശരീരത്തെ പൊതിഞ്ഞുവെക്കാനുള്ളതായിരുന്നില്ല,നഗ്നതയെ മികവുറ്റ രീതിയിൽ തർജ്ജമ ചെയ്യാനുള്ളതായിരുന്നു അത്. വലിയ മീനുകൾ തീൻ മേശയിൽ പിടഞ്ഞു. അതിന്റെ ചലനമറ്റ നഗ്നശരീരങ്ങളിൽ അഞ്ചു കൈകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു.വാലും തലയും വയറും കണ്ണും ചെവിയും ചിതമ്പലുകളിൽ വരെ ഞങ്ങൾ മൂഡിനനുസരിച്ച് കൈവെച്ചു,വിരലുകൾ ഒഴുകിനടന്നു.മീൻ അതിന്റെ ആകൃതിയിൽ നിന്നും അനുനിമിഷം പിൻവാങ്ങിക്കൊണ്ടിരുന്നു. അത്രക്കായിരുന്നു അതിന്മേൽ ഞങ്ങൾക്കുള്ള കൊതികൾ. വസ്തുക്കൾ ശില്പമാവുന്നതു പോലുള്ള ഒരു അനുഭവത്തെ മീനിന്മേൽ ഞങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്നു മങ്ങിയ വെളിച്ചത്തിലും.കാഴ്ചകളെ സൂക്ഷ്മമാക്കിയാൽ എന്തൊക്കെ സവിശേഷതകളാണ് കാണാൻ കഴിയുക. ശരീരമില്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് ശരീരമുള്ളപ്പോൾ ഒന്നും ഉണ്ടാവാത്ത അവസ്ഥയേക്കാൾ നല്ലത്. മാംസളതകൾ ചോർന്ന് അസ്ഥികൂടങ്ങൾ മീനിന്റെ രൂപത്തിൽ ചില്ലുപാത്രത്തിൽ കിടന്നു.നൃത്തത്തിൽ നിന്നും തെറിച്ചുകൊണ്ടിരുന്ന കണ്ണുകളേക്കാൾ ജീവൻ ചില്ലുപാത്രത്തിൽ കിടന്ന കണ്ണുകൾക്കുണ്ടായിരുന്നു. എന്നിട്ടും മീൻകണ്ണുകളെ കവികളും കലാകാരന്മാരും മനുഷ്യരുടേതിനോടുപമിക്കുന്നു. കണ്ണിൽ ആരും തൊട്ടില്ല,ജീവനുള്ള കണ്ണുകളെ എല്ലാവർക്കും പേടിയാണ്. നൃത്തം തുടരുകയാണ്. പാട്ടിന്റെ ഭാഷകൾ പല ദേശങ്ങളിലൂടെ സഞ്ചരിക്കുകയാണ്. പല ശരീരങ്ങളിലൂടെ അർത്ഥമാവുകയാണ്.നഗ്നമായ ശരീരത്തിന്റെ തെറിപ്പുകൾ വ്യത്യസ്തമായ സംസ്കാരങ്ങളെ വിനിമയം ചെയ്തു കൊണ്ടിരുന്നു. മെയ് വഴക്കങ്ങൾ സ്കോർ ചെയ്യാനുള്ളതല്ല ഷെയർ ചെയ്യാനുള്ളതാകുന്നു എന്ന ഉൽസാഹം എല്ലാവരിലും നുരഞ്ഞു. ഗ്ളാസുകൾ കൂട്ടിമുട്ടിച്ചും പൊട്ടിച്ചും തീൻപാത്രത്തിൽ കൈകാലിട്ടടിച്ചും നൃത്തക്കാരിലേക്ക് പണമെറിഞ്ഞും കണക്കുനോക്കാതെ ടിപ്പുകൾ കൊടുത്തും ഇൻകമിങ്ങ് കോളുകളിൽ നുണ പൊരിച്ചും ഇരിപ്പിടങ്ങളിലേക്ക് ചാഞ്ഞും ചെരിഞ്ഞും മലർന്നടിച്ചും മദ്യത്തിനു വിപരീതമല്ലാത്ത മനുഷ്യർ സാഹചര്യത്തെ ആവോളം ആസ്വദിച്ചു. നൃത്തത്തിനു താൽക്കാലികസലാം പറഞ്ഞ് നൃത്തക്കാർ പിൻവാങ്ങിയതോടെ എല്ലാവരും സാധാരണ മനുഷ്യരായിത്തിരുകയും അതിസാധാരണമായ വർത്തമാനങ്ങൾ ഹാളിൽ ഉയരുകയും ചെയ്തു. റിയൽ എസ്റ്റേറ്റും കുടുംബവും പശ്ചിമഘട്ടവും രാഷ്ട്രീയവും സുധാമണിയും കൊലപാതകവുമൊക്കെ സിപ്പുകൾക്കിടയിലെ വിഷയങ്ങളായി. തൊട്ടുനക്കാൻ പോലും അർഹത നേടാത്തത്. എന്താണ് ഈ ലോകത്തിൽ അശ്ലീലം എന്ന ചിന്തയെ ബ്ലഡിമേരിയിൽ ഞാൻ അലിയിച്ചിറക്കി. മാനം നോക്കികളായി മനുഷ്യർ മണ്ണിനെ മറക്കുന്നു.പാതിരിമാരുടെ വർത്തമാനം കേൾക്കുമ്പോൾ മുപ്പത് വെള്ളിക്കാശ് ഓർമ്മവരും.രാഷ്ട്രീയക്കാരുടെ പ്രസംഗം കേൾക്കുമ്പോൾ ചമ്മട്ടിയേയും.ഉച്ഛിഷ്ടം പോലും ബാക്കിവെക്കാതെ ഭൂമിയിലെ സന്തോഷങ്ങൾ അവർ പങ്കിട്ടനുഭവിക്കുന്നു. സ്വയം ആഴങ്ങൾ നിർമ്മിക്കുകയും അതിലേക്ക് ഊന്നുകയും ചെയ്യുന്ന സൗന്ദര്യമുള്ള മനുഷ്യരെ,നിങ്ങൾ ഏതു മറവികളിലാണ് ഒളിച്ചിരിക്കുന്നത്. ബ്ലഡി മേരിക്കൊപ്പമായിരുന്നു എന്റെ ചിന്തകൾ ലഹരിപിടിച്ചത്. രാത്രിക്ക് ഭംഗി ഉണ്ടാവുന്നത് നിലാവ് പരക്കുന്നതു കൊണ്ടൊ കിളികൾ കൊക്കുരുമ്മുന്നതുകൊണ്ടൊ യക്ഷിപ്പാലകൾ സുഗന്ധമായി ജ്വലിക്കുന്നതു കൊണ്ടൊ ജാരന്മാർ ജീവന്മരണ പോരാട്ടത്തിലേർപ്പെടുന്നതു കൊണ്ടൊ അല്ല. ഭൂമിയിലെ മനുഷ്യരുടെ വ്യഗ്രത ആസുരമായ ലോകം നിർമ്മിക്കാനാണോ?തളർച്ചയും അലസതയും വീഴ്ചകളും ഭൂമിയിലെ മനോഹരമായ കാഴ്ചകളാകുന്നത് അതുകൊണ്ടായിരിക്കണം. നൃത്തം വീണ്ടും ശരീരമിളക്കുകയാണ്.ശരീരത്തിൽ നിന്നും അനന്തതകൾ അണപൊട്ടുകയാണ്.ഇതിൽ നിന്നും കാഴ്ചയൂരി ഞങ്ങൾ പുറത്തേക്ക് കടന്നു.ശരീരത്തിന്റെയും സംഗീതത്തിന്റേയും ലോകം ഞങ്ങൾക്കെതിരെ വാതിലടച്ചു. തൊപ്പിവെച്ച് കഷണ്ടി മറച്ച് എന്റെ നാട്ടുകാരൻ മധുമാഷ്. പഴയ രാമേട്ടന്റെ സ്ഥാനത്ത് പുതിയ കാന്റീൻ ഒരു ചേലുമില്ലാതെ.അതിനു മുന്നിൽ കാമ്പസിന്റെ പുതിയ കവിത ശ്രീദേവി, മണപ്പുറത്തുനിന്നാണ്. ‘എത്ര മുറിവുകൾ വേണം ഒരു മരണമാകാൻ, എത്ര മരണങ്ങൾ വേണം ഒരു ജീവിതമാവാൻ…….. എന്ന് മനോഹരമായ ഭാഷാചിത്രം വരച്ച എഴുത്തിലെ ഒറ്റയാൻ മേതിൽ ഇനിയുമുണ്ടാവണമെങ്കിൽ കാമ്പസ് എത്ര കാത്തിരിക്കണം.അടവു പിഴച്ചതും അല്ലാത്തതുമായ യു.ജി.സി വണ്ടികൾ കാമ്പസിന്റെ തുറന്ന സൗന്ദര്യത്തെ കവർന്നെടുത്തിരിക്കുന്നു. വാഹനങ്ങളുടെ മറവിലും സൌഹൃദങ്ങളും ഹൃദയദാഹങ്ങളും തൊട്ടും തലോടിയും നില്പുണ്ട്. കൊമ്പൻ മീശയുയർത്തുന്ന ഭീതിയെ ചുണ്ടിലെ സൌമ്യത കൊണ്ട് ചോർത്തിക്കളഞ്ഞ പി.കെ.ടി മാഷുടെ സ്മരണ പുതുക്കുന്ന സന്ദർഭത്തിലേക്കാണ് വർഷങ്ങൾക്കുശേഷം കേരളവർമ്മയിലെത്തുന്നത്.പികെടിയുടെ മകൾ ലണ്ടനിൽ നൃത്താദ്ധ്യാപികയും സോഷ്യൽ വർക്കറുമായ ശ്രീകല ഇക്കാര്യം പ്രത്യേകം വിളിച്ചു പറഞ്ഞിരുന്നു .ശ്രീകല നൃത്തം വെച്ച കാമ്പസ് കൂടിയാണിത്. ഹാളിലേക്ക് കയറുമ്പോൾ ശ്രദ്ധിച്ചത് ചുമരിലെ എഴുത്താണ്. “ഓരോ ചുമരും ഓരോ ചിത്രത്തെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ”. സമൂഹത്തിന്റെ മനസും സ്വഭാവുമാണ് ഓരോ ചുമരും വെളിപ്പെടുത്തുന്നത്.ഇപ്പോൾ ആ സ്ഥാ‍നം ഫ്ളക്സുകൾക്കാണ്.അതിൽ നോക്കിയാൽ കേരളത്തിന്റെ നിലവാരം എന്താണെന്ന് ഊഹിക്കാം,നിലവാരത്തകർച്ചയും. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം കേരളവർമ്മയിൽ ചെല്ലുമ്പോൾ എന്തായിരിക്കും കാണുക,എന്തായിരിക്കും കിട്ടുക എന്നൊക്കെ ആലോചിച്ചിരുന്നു.പക്ഷെ ഈ ഒറ്റ ചുമർസാഹിത്യത്തിൽ കാമ്പസിന്റെ നിത്യയൌവ്വനം തെളിഞ്ഞുകണ്ടു.മാറ്റം കാമ്പസ് വിടുന്നവർക്കു മാത്രമാണ്. കേരളവർമ്മയുടെ മനസ്സ് എന്നും വർത്തമാനത്തിന്റെതാണ്. കാലങ്ങളെ എന്നും പുതുമയോടെ സ്വീകരിക്കുന്നത്.അകവും പുറവും നവീനമായ ഭാവനകൾ കൊണ്ട് സമ്പന്നമാക്കുന്നത്.എൽ പി,യു.പി,ഹൈസ്കൂളുകളിലെ സൌഹൃദങ്ങൾ ഗാഢമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്.പക്ഷെ പൊടി മീശ കിളിർത്ത് യൌവ്വനത്തിലേക്ക് വിരിഞ്ഞ് പെൺകുട്ടികളുമൊക്കെയായി ചങ്ങാത്തം തുടങ്ങിയപ്പോൾ പഴയ എൽകേജി ചിന്തകളെല്ലാം കടലെടുത്തു. പൊടിമീശയിൽ നിന്നാണ് പുരുഷജീവിതം കനം വെച്ചുതുടങ്ങുന്നത്, കാമ്പസിലാണത് തിളച്ചുമറിയാൻ തുടങ്ങുന്നത്. കേരളവർമ്മയിലെ പുതിയ വിദ്യാർത്ഥികൾ എപ്പോഴും പഴമക്കാരെക്കുറിച്ചുള്ള അപദാനങ്ങൾ പാടിക്കൊണ്ടിരിക്കും.പ്രത്യേകിച്ചും വിദ്യാർത്ഥി നേതാക്കളെക്കുറിച്ച്,പിന്നീടുള്ള അവരുടെ വളർച്ചയെക്കുറിച്ച്. പ്രകമ്പനം കൊള്ളിച്ച പെൺകുട്ടികളെക്കുറിച്ച്,പരാജയത്തിൽ മുങ്ങിപ്പോയ പ്രണയങ്ങളെക്കുറിച്ച്.കേരളവർമ്മയിൽ പഠിച്ചു എന്ന ഒറ്റക്കാരണത്താൽ മുന്മുറക്കാരും പിന്മുറക്കാരും ഒറ്റ സൌഹൃദത്തിൽ വരുന്നുണ്ട് പിന്നീടുള്ള കാലങ്ങളിൽ. ഭാരതീയ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന സുധാകരൻ മാഷോട് ലോകവിപ്ലവത്തിലും സോഷ്യലിസത്തിലും വിശ്വസിച്ച് ഉറക്കമൊഴിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനക്കാർക്ക് ചെറിയൊരു വിരോധം,അത് സ്വാഭാവികവുമാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം തന്റെ ഹോസ്റ്റൽ റൂമിൽ നിന്നും റിബേറ്റ് ഖദർമൂണ്ടും അതേനിലവാരത്തിലുള്ള ഷർട്ടും കാണാതായ വിവരം മാഷ് അറിയുന്നു,അതും വിലകൂടീയ പശയിൽ കോൺഗ്രസ്സുകാരെപ്പോലെ തേച്ചുമിനുക്കിവെച്ചത്.പോയതുപോകട്ടെ എന്നും വിചരിച്ച് ഉള്ള തുണിയെടുത്ത് നാണം മറച്ച് കോളേജിൽ ചെല്ലുമ്പോൾ കണ്ട കാഴ്ച ഏതൊരാളേയും പോലെ മാഷെയും അത്ഭുതപ്പെടുത്തി.തന്റെ ഷർട്ടിട്ട് വയലാർ രവി അഭ്യന്തരവകുപ്പിന്റെ ഗർവ്വിൽ നെടുനീളത്തിൽ നിൽക്കുന്നു. അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.മന്ത്രിയുടെ കോലം കത്തിക്കാൻ സൂപ്പന്റെ നേതൃത്വത്തിൽ മാഷുടെ മുറിയിൽ നിന്നും ചൂണ്ടിയതായിരുന്നു ഇസ്തിയിട്ട ആ വടിവൊത്ത വസ്ത്രങ്ങൾ. പ്രതിപക്ഷകോലം കത്തിക്കൽ കാമ്പസിലെ കലാപരിപാടികളിൽ പ്രധാനയിനം ആയിരുന്നു വികാരം വ്രണപ്പെടുന്ന ഒരുവഹ രോഗം ഇടവകകളിൽ വ്യാപകമായി പടർന്നു പിടിച്ച കാലവും കൂടിയായിരുന്നു അത്. ആയതിനാൽ നാടകമെന്നു കേട്ടാൽ അധികാരികൾ വണ്ടിയും വടിയുമായി ചെന്ന് മുളയിലെ നുള്ളും.കേരളവർമ്മയിലും ഒരധികാരി എന്ന നിലയിൽ പ്രിൻസിപ്പൽ നാടകത്തെ നിരോധിച്ചു. അങ്ങിനെയിരിക്കെയാ‍ണ് ചൊല്ലിയാട്ടം എന്നൊരു കലാരൂ‍പത്തെക്കുറിച്ച് യൂണിയൻ ഭരിക്കുന്ന സഖാക്കൾക്ക് അറിവുകിട്ടുന്നത്.അതിന്റെ ഉപജ്ഞാതാവും പ്രയോക്താവും സുരാസു എന്നൊരു അരാജകവാദിയും മനുഷ്യസ്നേഹിയുമാണ് എന്നും അറിഞ്ഞു.ഒറ്റക്കുനിന്ന് കവിതയും പാട്ടും പ്രസംഗവുമൊക്കെയായി അരങ്ങു തകർക്കുന്നൊരു വിദ്യായിരുന്നു അത്.കേരളത്തിലിതൊരു പുതിയ തരംഗമായി മാറിയ കാലവുമായിരുന്നു. ഓട്ടം എങ്ങോട്ടായിരിക്കും സംഭവിക്കുക എന്ന് സൂപ്പൻ സംശയം ചോദിച്ചു.ദിശയൊന്നും നേരത്തെ പറയാൻ പറ്റില്ലെന്ന് അമ്മുവേടത്തി,ആൾ അരാജകവാദിയാണ്.എവിടേക്കോടിയാലും പിന്നാലെ ചെന്ന് പിടിച്ചുകെട്ടി കൊണ്ടുവരേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമെന്ന് അമ്മുവേടത്തിയുടെ വാക്കുകളിൽ നിന്നും സൂപ്പൻ വായിച്ചെടുത്തു. 'നാലുകാലുള്ള നാൽക്കാലികളെ വിടുക വെറുതെ വിടുക സുരാസു പരകായപ്രവേശം പോലെ കത്തിക്കയറുകയാണ്.അധികം പോകേണ്ടി വന്നില്ല,അമ്മുവേടത്തി പറഞ്ഞതുപോലെ തന്നെ അക്ഷരം പ്രതി സംഭവിച്ചു,അതിനപ്പുറവും സംഭവിച്ചു. ഗേറ്റും കടന്നും ഓടിയ സുരാസുവിനൊപ്പമെത്താൻ സൂപ്പൻ കിണഞ്ഞു പരിശ്രമിച്ചു.സുരാസു കുത്തിക്കുകയാണ്.ശരീരത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്നത് കാവിയായതിനാൽ ടീയാന്റെ ഓട്ടത്തിനൊരു അദ്ധ്യാത്മിക പരിവേഷവുമുണ്ട്.ഓടുന്നതിനിടയിലാണ് സൂപ്പന്റെ അരയിൽ കെട്ടിവെച്ചിരുന്ന ഉറുമി നിലത്തുവീഴുന്നത്.സംഭവം നടക്കുന്നത് കേരളവർമ്മയിലോ കടത്തനാടൻ കളരിയിലോ എന്നൊന്നും ചോദിക്കരുത്. പ്രത്യേക ശബ്ദത്തോടെ ഉറുമി റോഡിലേക്ക് വീണതും സുരാസു ഒന്നു തിരിഞ്ഞു നോക്കി. ഉറുമി കയ്യിലെടുത്ത് വീശാൻ പാകത്തിൽ നിൽക്കുന്ന സൂപ്പനെയാണ് കാണുന്നത്. ഓട്ടത്തിന്റെ വേഗത കൂട്ടാതെ തരമില്ലെന്നായി സുരാസുവിന്. ഒരു വിധം സുരാസുവിനെയും ഓട്ടോയിലേക്ക് കയറ്റി അമ്മുവേടത്തിയെ ഏല്പിക്കാൻ കോളേജിലേക്ക് തിരിച്ചു പോരുമ്പോൾ അതാ വരുന്നു ആയുധങ്ങളുമായി ഒരു സംഘം സഖാക്കൾ. കാവിധാരിയായ സുരാസുവിന് പിന്നാലെയുള്ള ഓട്ടം അവരെ മറ്റൊരു തരത്തിൽ തെറ്റിദ്ധരിപ്പിച്ചതാണ്. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി അവരും കാവിധാരിയെ പിന്തുടർന്നു വരികയായിരുന്നു. ഇതിനിടയിൽ കാവിധാരിയായ ഒരാളെ സഖാവ് സൂപ്പൻ പിന്തുടരുന്നതു കണ്ട് മറ്റേ സംഘവും ആയുധശേഖരത്തോടെ സംഘടിക്കുന്നുണ്ടായിരുന്നു.ചൊല്ലിയാട്ടം ചീറ്റിപ്പോയെങ്കിലും വലിയൊരു സംഘർഷം ഒഴിവായി എന്നതാണ് സംഗതികളുടെ ബാക്കിപത്രം. ഒരു വിപ്ളവത്തിലൂടെ കടന്നുപോയ അനുഭവമാണ് ഇതിലൂടെ സൂപ്പൻ അനുഭവിച്ചത്.എന്നും എല്ലാ തരം വിപ്ളവങ്ങളേയും സ്നേഹിച്ചിരുന്നു സൂപ്പൻ .ഇന്ത്യൻ വിപ്ളവം സമീപത്തൊന്നും വരില്ലെന്നു കണ്ടപ്പോൾ കളംമാറിയ സൂപ്പൻ വിപ്ലവചൈനയിലെ ഹോങ്കോങിൽ കുടുംബജീവിതം തകർക്കുകയാണിപ്പോൾ. ‘എത്ര മുറിവുകൾ വേണം ഒരു മരണമാകാൻ, എത്ര മരണങ്ങൾ വേണം ഒരു ജീവിതമാവാൻ…….. എന്ന് മനോഹരമായ ഭാഷാചിത്രം വരച്ച എഴുത്തിലെ ഒറ്റയാൻ മേതിൽ ഇനിയുമുണ്ടാവണമെങ്കിൽ കാമ്പസ് എത്ര കാത്തിരിക്കണം. എന്നും എല്ലാ തരം വിപ്ളവങ്ങളേയും സ്നേഹിച്ചിരുന്നു സൂപ്പൻ . ഇന്ത്യൻ വിപ്ളവം സമീപത്തൊന്നും വരില്ലെന്നു കണ്ടപ്പോൾ കളംമാറിയ സൂപ്പൻ വിപ്ലവചൈനയിലെ ഹോങ്കോങിൽ കുടുംബജീവിതം തകർക്കുകയാണിപ്പോൾ. ഹ ഹാ ഹ മക്കള്‍ പഠിക്കാന്‍ പോയാല്‍ വീട്ടില്‍ തനിച്ചാണ് അമ്മ പിന്നെ ഒന്നും ആലോചിച്ചില്ല മകളുടെ കൂടെ പഠിക്കാന്‍ പുറപ്പെട്ടു; ഇനി ഇരുവരും ഒരുമിച്ച് കോടതിയില്‍ നാലര വയസ്സുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ് സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ ഒഴിവ്: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം; അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 28 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് പവന് 80 രൂപ കുറഞ്ഞു രാജ്യത്ത് തുടര്‍ച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ -ഡീസല്‍ വില കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് തിങ്കളാഴ്ച എന്ന ദിവസം പൊതുവെ നല്ലതാണ് എന്നാല്‍ ചില പ്രവൃത്തികള്‍ നല്ലതല്ല പഴം കഴിച്ച ശേഷം തൊലി കളയാന്‍ വരട്ടെ പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ട് നിങ്ങള്‍ക്ക് മോണയില്‍ നിന്ന് രക്തം വരാറുണ്ടോ എന്നാല്‍ ഇതിനെ നിസാരമായി കാണരുത് നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് വിനായകൻ; പോസ്റ്റിന്റെ കമന്റ് ബോക്സില്‍ തെറിപ്പൂരം, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ല: സോഷ്യൽമീഡിയയിൽ വിനായകനെതിരെ ട്രോൾ പെരുമഴ അതാണവന്റെ രീതി, അതാണവന്റെ ഇഷ്ടം പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത് ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര; കിവീസിനെ 296 റണ്‍സിന് ഓള്‍ ഔട്ടാക്കി; അക്‌സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ് നേട്ടം ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും ഇനി ഇരുവരും ഒന്നിച്ച് താമസം കണ്ണുവെച്ച് ആരാധകർ ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട് ഒടുക്കം ഞെട്ടിച്ച് അമൃത ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും ഇനി ഇരുവരും ഒന്നിച്ച് താമസം കണ്ണുവെച്ച് ആരാധകർ ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട് ഒടുക്കം ഞെട്ടിച്ച് അമൃത വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് നയന്‍താരയ്ക്ക് ജാതകദോഷം: ഞെട്ടിത്തരിച്ച് വിഘ്‌നേശ് അവസാന നിമിഷം ആ തീരുമാനം, വരണമാല്യം ചാർത്തുന്നത് മറ്റൊരാള്‍ക്ക് അതാണവന്റെ രീതി, അതാണവന്റെ ഇഷ്ടം പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത് രമ്യ നമ്പീശന്റെ ന്യൂ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ താരജാഡയില്ലാതെ വാഗമണ്ണിലെത്തിയാല്‍ താരത്തിന്റെ ഭക്ഷണം ഇവിടെ നിന്ന് ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് വീണ്ടും മടങ്ങി വന്നതിനെ കുറിച്ച് അര്‍ജുന്‍ ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന നയൻതാരയും വിഘ്‌നേഷും വിവാഹിതരാകാൻ പോകുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലില്‍ അതിഥിയായി എത്തിയ നയൻസ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി ആരാധകർ കട്ട വെയ്റ്റിങ്ങിൽ ആയിരുന്നു. ഇപ്പോഴിതാ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി പുറത്ത് വരുന്നത് നയൻ‌താര വരണമാല്യം ചാർത്തുന്നത് മറ്റൊരാൾക്കെന്ന റിപ്പോർട്ടുകളാണ്. വിവാഹം ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് നയന്‍താര ആദ്യം വരണമാല്യം ചാര്‍ത്തുന്നത് വിഘ്‌നേഷ് ശിവനെയല്ലയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നയന്‍താരയുടെ ജാതകദോഷം പരിഹരിക്കാനാണ് ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം വിവാഹത്തിന് മുന്‍പ് വരണമാല്യം മറ്റൊരാള്‍ക്ക് ചാര്‍ത്തുന്നത്. നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തിടെ ഒട്ടേറെ ക്ഷേത്രങ്ങങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയത് വാര്‍ത്തയായിരുന്നു. ഐശ്വര്യ റായും അഭിഷേകുമായുള്ള വിവാഹത്തിന് മുന്‍പ് ജാതകദോഷം പരിഹരിക്കാന്‍ മരത്തിന് വരണമാല്യം ചാര്‍ത്തിയിരുന്നു. നയൻതാരയും ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാൻ മരത്തിനാണ് ആദ്യം വരണമാല്യം അണിയിക്കുന്നത്. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോൾ തന്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല തിരുമലയിൽ വച്ചാകും വിഘ്‌നേഷും നയൻസും വിവാഹിതരാകുക എന്നും റിപ്പോർട്ടുണ്ട്. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ റിസെപ്‌ഷൻ നടത്താൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുണ്ട്. ബാലയ്യ, ചിരഞ്ജീവി, സാമന്ത തുടങ്ങിയ സിനിമാ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. വിശേഷ ദിവസങ്ങളില്‍ വിഘ്‍നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. നയൻസിന്റെയും വിഘ്‌നേഷിന്റെയും ആരാധകർ ചിത്രങ്ങളൊക്കെ ഏറ്റെടുക്കാറുമുണ്ട്. വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്‍ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്‍തത്തിന്റെ ആറു വര്‍ഷം തികഞ്ഞ ദിവസം നയൻസുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‍നേശ് ശിവനുമായി ഒന്നിച്ചത്. ഒരു കൊറിയൻ സിനിമയുടെ റീമേക്കായ മിലിന്ദ് റാവുവിന്റെ നേട്രികണ്ണിൽ ആണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിഘ്നേഷ് ആണ് ചിത്രം നിർമ്മിച്ചത്. അതേസമയം, അണ്ണാത്തെ എന്ന സിനിമയിൽ സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം നയൻതാര ഉടനെയെത്തും. ഇതിനുപുറമെ, കാത്തു വാക്കുകളുടെ രണ്ട് കടൽ, ഗോഡ്ഫാദർ, ഗോൾഡ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക രണ്ടാം ഭാര്യയുമായി കഴിയുന്നതിനിടയിൽ ആദ്യ ബന്ധത്തിലുണ്ടായ മകളിൽ കണ്ണുടക്കി;ആരുമില്ലാത്ത സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു;രണ്ടാനച്ഛന്റെ കാമവെറിയിൽ നിന്നും കുതറിയോടി പെൺകുട്ടി;പേടിച്ചോടിയ പെൺകുട്ടി സ്റ്റെയറിൽ താഴേക്ക് വീണ് പരിക്കേറ്റു; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ പിടിക്കൂടി പോലീസ് കേസില്‍ വഴിത്തിരിവ് കേവലം ഒരു അപകട മരണമാണെന്ന് വിധിയെഴുതിയ മോഡലുകളുടെ മരണം വഴിമാറുന്നു; സൈജുവിനെ നിരീക്ഷിച്ചതില്‍ നിന്നും പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മോഡലുകളുടെ മരണം ഉണ്ടായത് സൈജുവില്‍ നിന്ന് രക്ഷപ്പെട്ട് പായുന്നതിനിടെ മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങി;അതിൽ രണ്ടുപ്പേർ കാണാമറയത്ത്; പാമ്പാടി കോത്തലയിൽ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളായ സഹോദരിമാരെ കാണാതായി;ഓൺലൈൻ ക്ലാസിനു ശേഷം മാതാപിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടികൾ വീട് വിട്ടിറങ്ങി; പ്രദേശത്തു നിന്നും കാണാതായ രണ്ടു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം; സിസിടിവി ദൃശ്യങ്ങളിൽ അവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മറുപടി ഞെട്ടിക്കുന്നത് മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല; വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി! ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം; കടുത്ത വിശപ്പായിരുന്നു ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്‌തു ഗർഭകാലത്തെ അവസ്ഥ തുറന്ന് പറഞ്ഞ് അനുപമ 'ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച്‌ കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവര്‍ക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ് ജ്യോതി രാധിക കുറിക്കുന്നു കോട്ടവാസലില്‍ സംശയാസ്പദമായി 'ഇന്നോവ പരിശോധനയ്ക്കിടെ കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുൻപിൽ പകച്ച് യുവാക്കൾ! ഡോറിനുള്ളിലും സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും കണ്ടെത്തിയത് നടുക്കുന്ന കാഴ്ച! അന്വേഷണ സംഘം പോലും ഞെട്ടി തമ്പാനൂരിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആ രഹസ്യ വിവരം ലഭിച്ചു; ലോഡ്ജിലെത്തി പരിശോധിച്ചപ്പോൾ കണ്ടത്! പാമ്പാടി കോത്തലയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി;തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്; ഇവർക്കൊപ്പം രണ്ടു യുവാക്കളെയും പിടികൂടി;കുടുക്കിയത് യുവാക്കളുടെ ഫോൺ ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാകുന്നില്ല! കണ്ണുനനയ്ക്കുന്ന കുറിപ്പുമായി ഉദ്യോഗസ്ഥൻ ഭാര്യ ആത്മഹത്യ ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ആത്മഹത്യ ചെയ്തു ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് താഹിറ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പങ്കാളി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ മനോവദനയിലെന്ന് സൂചന മക്കള്‍ പഠിക്കാന്‍ പോയാല്‍ വീട്ടില്‍ തനിച്ചാണ് അമ്മ പിന്നെ ഒന്നും ആലോചിച്ചില്ല മകളുടെ കൂടെ പഠിക്കാന്‍ പുറപ്പെട്ടു; ഇനി ഇരുവരും ഒരുമിച്ച് കോടതിയില്‍ 2 minutes ago) നാലര വയസ്സുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം തടവ് (16 minutes ago) നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് വിനായകൻ; പോസ്റ്റിന്റെ കമന്റ് ബോക്സില്‍ തെറിപ്പൂരം, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടി (24 minutes ago) ഗതാഗത കുരുക്കിനിടയില്‍ യാത്രക്കാരന്റെ കണ്ണില്‍ പെട്ടത് ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ (29 minutes ago) കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം; ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള് (36 minutes ago) അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത് (38 minutes ago) സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75 ലക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ബാലികാ ഹോസ്റ്റല്‍ നിര്‍മ്മാണത (1 hour ago) ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി (1 hour ago) പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ 2 hours ago) വേദികയുടെ ഗർഭം പാളി പോയി സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത് (2 hours ago) ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് (2 hours ago) യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ (2 hours ago) ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ (2 hours ago) ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത (2 hours ago) 'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക 3 hours ago) നിലത്ത് കിടക്കുന്ന ഒരു പന്ത് ചൂണ്ടിക്കാണിക്കുന്ന മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് വിനായകൻ; പോസ്റ്റിന്റെ കമന്റ് ബോക്സില്‍ തെറിപ്പൂരം, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കളിയാക്കാന്‍ വിനായകന്‍ വളര്‍ന്നിട്ടില്ല: സോഷ്യൽമീഡിയയിൽ വിനായകനെതിരെ ട്രോൾ പെരുമഴ കേരളത്തിലെ പൊലീസുകാർക്ക് പണിവരാൻ പോകുന്നുണ്ട് കേട്ടോ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം; ഉദ്യോഗസ്ഥര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിൽ നിർദ്ദേശം സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75 ലക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ബാലികാ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കി മാതൃകയായി വധു ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ അപകടം, 139 യാത്രക്കാരുമായി പട്നയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തകരാർ യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല; ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്;ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു;വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ; പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്ക് ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി ഒമാനിലേക്ക് ഈ രാജ്യക്കാർ വരേണ്ട, ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ ‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം തിയറ്ററുകളിൽ നിറച്ച ആവേശം പ്രതീക്ഷയാക്കി ജിബു ജേക്കബ്–ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ റിലീസിനെത്തുന്നു. സഖാവ് വിനീതൻ എന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്രത്തിൽ നായികയാകുന്നത് രജിഷ വിജയൻ ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രം രാഷ്ട്രീയം പശ്ചാത്തലമാക്കിയ ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകൻ ജിബു ജേക്കബ് പറയുന്നു. ‘കുറുപ്പി’നു കിട്ടിയ വരവേൽപിൽ സന്തോഷമുണ്ടെന്നും തിയറ്ററുകളുടെ വസന്തകാലം തിരികെ വന്ന് ‘എല്ലാം ശരിയാകും’ എന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു രാഷ്ട്രീയം പശ്ചാത്തലമാക്കി ഒരു കുടുംബ ചിത്രം ‘എല്ലാം ശരിയാകും’ പക്കാ കുടുംബചിത്രം തന്നെയാണ്, പശ്ചാത്തലം രാഷ്ട്രീയമാണ് എന്നു മാത്രം. രാഷ്ട്രീയക്കാരുടെ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയാണ്. ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയ്ക്ക് ശേഷം ഈ പ്രമേയം വിഷയമാക്കി ഒരു സിനിമ വന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ‘നയം വ്യക്തമാക്കുന്നു’ പറഞ്ഞത് ഒരു വിഭാഗം രാഷ്ട്രീയക്കാരെപ്പറ്റി ആണെങ്കിൽ എന്റെ സിനിമയിൽ ഇടതും വലതും രാഷ്ട്രീയക്കാരുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പ്രമേയമാകുന്നു. ഒരു രാഷ്ട്രീയക്കാരന് വ്യക്തിജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും രാഷ്ട്രീയക്കാരന്റെ ഭാര്യ നേരിടുന്ന പ്രശ്നങ്ങളും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരുന്നതും ഒക്കെയാണ് ചർച്ച ആകുന്നത്. ഒരു പക്കാ പൊളിറ്റിക്കൽ സിനിമ മാത്രമല്ല, ഫാമിലി എന്റർടെയ്നർ കൂടിയാണ് നമ്മുടെ സിനിമ. ഇതിൽ പ്രണയമുണ്ട് വിരഹമുണ്ട്, കുടുംബമുണ്ട്, ആക്‌ഷൻ ഉണ്ട്. സംഘർഷഭരിതമായ നിമിഷങ്ങളും ഒരുപാടുണ്ട്. കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന ഒരു പടമാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു രാഷ്ട്രീയക്കാരന്റെ കഥയാണ് പറഞ്ഞത് ഒരാൾക്ക് രാഷ്ട്രീയവും കുടുംബവും രണ്ടും വേണം, അതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. കുടുംബം ആണ് ഏറ്റവും വലുത്. കുടുംബം നന്നായെങ്കിൽ മാത്രമല്ലേ സമൂഹം നന്നാവുകയുള്ളൂ. നല്ല രാഷ്ട്രീയം അത്യാവശ്യമാണ്, അതോടൊപ്പം മോശം രാഷ്ട്രീയക്കാരെയും അവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. രാഷ്ട്രീയം എങ്ങനെയാണ് ഒരാൾ കൂടെ കൊണ്ടുനടക്കേണ്ടത്, നല്ല രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കും എന്നതെല്ലാം ഈ സിനിമയിൽ കൂടി കാണിക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയക്കാരെ നമ്മൾ കുറ്റം പറയുമെങ്കിലും രാഷ്ട്രീയം ഉള്ളതുകൊണ്ടുതന്നെയാണ് നമ്മൾ എല്ലാം നേടിയത്. നമ്മുടെ സ്വാതന്ത്ര്യം മുതൽ എല്ലാം രാഷ്ട്രീയക്കാർ നേടിത്തന്നതാണ്. മഹാത്മാഗാന്ധിയും നെഹ്റുവും എല്ലാം രാഷ്ട്രീയക്കാർ ആയിരുന്നല്ലോ. രാഷ്ട്രീയം തന്നെയാണ് നമുക്ക് കൃത്യമായ വേതനം നേടിത്തന്നതും നമ്മുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയതും. മനുഷ്യരിൽ നല്ലവരും ചീത്ത മനുഷ്യരും ഉണ്ട്, അവർ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് അവരുടെ സ്വഭാവം പ്രതിഫലിക്കുന്നത്. കുറച്ചുപേരുടെ കുഴപ്പത്തിന് എല്ലാവരെയും കുറ്റം പറയേണ്ട കാര്യമില്ല. അങ്ങനെ മോശം രാഷ്ട്രീയപ്രവർത്തകർക്ക് എതിരെ കൂടിയാണ് നമ്മുടെ സിനിമ. സിനിമയുടെ പേര് ‘എൽഡിഎഫ് വരും, എല്ലാം ശരിയാകും’ എന്ന ഇടത് ടാഗ്‍ലൈൻ പോലെ ഉണ്ടല്ലോ എൽഡിഎഫ് ആ ടാഗ്‌ലൈൻ ഉപയോഗിച്ചപ്പോൾ തന്നെയാണ് ഞാനും അത് ശ്രദ്ധിച്ചത്. ഇത്രയും കാലം അങ്ങനെയൊരു ടാഗ്‌ലൈൻ ആരും ഉപയോഗിച്ചില്ല. ഏതു സിനിമയ്ക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പേര് തന്നെയാണ്. ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന് ഞാൻ പറഞ്ഞിട്ടില്ല, എല്ലാം ശരിയാകും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർ വന്നു ശരിയാക്കിയെന്നോ ഇല്ലെന്നോ ഞങ്ങൾ പറയുന്നില്ല. അത് ആ അർഥത്തിൽ എടുക്കണ്ട. കൊറോണ, വെള്ളപ്പൊക്കം ഒക്കെ കഴിഞ്ഞു തിയറ്ററുകൾ തുറന്നു സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങിയതേ ഉള്ളൂ. ഇനി എല്ലാം ശരിയാകും എന്ന ശുഭാപ്തി വിശ്വാസമാണ് ആ പേരിലൂടെ ഞങ്ങൾ പകരാൻ ശ്രമിക്കുന്നത്. എല്ലാം ശരിയായി, നമുക്ക് നല്ലൊരു നാളേയ്ക്കു വേണ്ടി കാത്തിരിക്കാം. ‘കുറുപ്പ്’ റിലീസ് ചെയ്തതോടെ തിയറ്ററിൽ പ്രേക്ഷകർ വരുമെന്ന് ഉറപ്പായി. ‘കുറുപ്പ്’ തന്ന ആത്മവിശ്വാസം വളരെ വലുതാണ്. ‘കുറുപ്പ്’ പോലെ ഒരു വലിയ താരമൂല്യമുള്ള ചിത്രം ഞങ്ങളുടെ ചെറിയ ചിത്രത്തിന് വഴിയൊരുക്കി വച്ചിട്ടുണ്ട്. ‘കുറുപ്പ്’ ഒരുവിധം എല്ലാം നേരേ ആക്കി വച്ചിട്ടുണ്ട്, ഇനി "എല്ലാം ശരിയാകും സിനിമയുടെ പ്രീ ബുക്കിങ് കണ്ടിട്ട് തിയറ്ററിലേക്ക് ആള് വരും എന്ന് പ്രതീക്ഷയുണ്ട്. നമ്മുടെ സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടിത്തന്നെ ചെയ്തതാണ്. പ്രമേയം രാഷ്ട്രീയം ആയതു കൊണ്ട് നല്ല ആൾക്കൂട്ടവും ആരവവും ഉണ്ടാകേണ്ടതാണ്. അത്യാവശ്യം നല്ല ചെലവ് ചെയ്ത് എടുത്ത ചിത്രമാണ്. എന്റെ കാഴ്ചപ്പാടിൽ തിയറ്റർ അനുഭവം ഒന്നു വേറേതന്നെയാണ്. ചെറിയ സ്ക്രീനിൽ കാണുന്നതോ സൗണ്ടിന്റെ പോരായ്മയോ ഒന്നുമല്ല ഞാൻ അങ്ങനെ ചിന്തിക്കാൻ കാരണം. ജനങ്ങളുടെ ഒപ്പം ഇരുന്ന് അവരുടെ ചിരികളും കയ്യടികളും ആരവങ്ങളും ഉത്കണ്ഠതകളും ആസ്വദിക്കുകയാണ് ഞാൻ കാണുന്ന തിയറ്റർ എക്സ്പീരിയൻസ്. നമ്മുടെ സിനിമ മറ്റുള്ളവർ ആസ്വദിക്കുന്നത് നേരിട്ടു കാണുന്നതാണ് ഏറ്റവും വലിയ പ്രതിഫലം. നമ്മൾ ഇഷ്ടപ്പെടുന്നതും കാത്തിരിക്കുന്നതും അതിനാണ്. ആദ്യത്തെ ദിവസം നിറഞ്ഞു കവിഞ്ഞ തീയറ്ററിൽ ആൾക്കൂട്ടത്തിനിടെ ഇരുന്ന് അവരുടെ ചിരിയും കയ്യടികളും കേട്ട് സിനിമ കാണണം എന്നുള്ളതാണ് ഒരു സംവിധായകന്റെ, ഏതൊരു സിനിമാപ്രവർത്തകന്റെയും സ്വപ്നം. ആ സംതൃപ്തി വീട്ടിൽ നാലുപേരുടെ മാത്രം ഒപ്പമിരുന്നു കണ്ടാൽ കിട്ടില്ല. ഞാൻ അടിസ്ഥാനപരമായി ഛായാഗ്രാഹകൻ ആണെങ്കിലും എല്ലാം കൂടി ഒരുമിച്ച് ചെയ്യാൻ എനിക്ക് കഴിയില്ല. ഒരു സമയം ഒന്നിലേ എനിക്ക് ശ്രദ്ധിക്കാൻ കഴിയൂ. അതുപോലെതന്നെ എന്റെയും സാലു ജോർജ് സാറിന്റെയും ഒപ്പം ജോലി ചെയ്തിരുന്നവരെ കൈ പിടിച്ച് മുന്നോട്ടു കൊണ്ടുവരിക എന്നൊരു ഉദ്ദേശ്യം കൂടി ഉണ്ട് അതിൽ. ഞാൻ ഒരു സിനിമ ചെയ്യുമ്പോഴേ എനിക്ക് അങ്ങനെയൊരു ചെറിയ കാര്യം ചെയ്യാൻ കഴിയൂ. ഞാൻ ഈ അവസ്ഥയിൽ എത്തുന്നതിൽ ഇവർക്കെല്ലാം പങ്കുണ്ട്. അവരെയും എവിടെയെങ്കിലും എത്തിക്കുക, അവർക്ക് അവസരം കൊടുക്കുക, അതൊരു നല്ല കാര്യമല്ലേ. എന്റെ നാലു പടത്തിനും നാലു ക്യാമറാമാൻ ആയിരുന്നു. എന്റെ ഒപ്പമുള്ളവരെല്ലാം നല്ല നിലയിൽ ആകുമ്പോൾ സ്വന്തം സിനിമയ്ക്കു വേണ്ടി ക്യാമറയും ചെയ്യണം എന്നൊരാഗ്രഹം ഉണ്ട്. ഛായാഗ്രഹണമാണോ സംവിധാനമാണോ എളുപ്പം എന്നു ചോദിച്ചാൽ രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. ഒരു സംവിധായകന് വളരെ വലിയ ഉത്തരവാദിത്തം ഉണ്ട്, നിർമാതാവ് തുടങ്ങി ഒരു ഫുൾ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം അയാൾക്കാണ്. എല്ലാത്തിനും ആദ്യത്തെ ചോദ്യം സംവിധായകനു നേരേ ആയിരിക്കും. ഛായാഗ്രഹകന് സംവിധായകനോടു മാത്രമേ ഉത്തരവാദിത്തം ഉള്ളൂ. സംവിധായകന്റെ കണ്ണായി നിൽക്കുകയാണ് അയാളുടെ കടമ. സംവിധായകൻ കാണാത്തത് കാണുക, ചൂണ്ടിക്കാണിക്കുക. അയാൾക്ക് ശാരീരിക അധ്വാനം കൂടുതലാണ്. ഒരു സമയത്തും വെറുതേ ഇരിക്കാൻ കഴിയില്ല. എല്ലായ്പ്പോഴും മനസ്സുകൊണ്ടും ശരീരം കൊണ്ടും ജോലി ചെയ്തുകൊണ്ടിരിക്കണം. അസിസ്റ്റന്റ് ഡയറക്ടറിനും ആർട്ട് ഡയറക്ടറിനും നിർദേശം കൊടുക്കണം. അങ്ങനെ നിരവധി ജോലികൾ ഉണ്ട്. സംവിധായകൻ കഴിഞ്ഞാൽ ക്യാമറാമാനു തന്നെയാണ് കൂടുതൽ ജോലി. വെള്ളിമൂങ്ങയിലെ അതിഥി, എല്ലാം ശരിയാക്കുന്ന നായകൻ ജനകീയനായ നായകൻ തന്നെയാണ് ആസിഫ് അലി. നമ്മുടെ വീടിനു തൊട്ടടുത്തുള്ള പയ്യൻ, എല്ലാവരെയും സഹായിക്കുന്ന, വീട്ടുകാർക്ക് പ്രിയങ്കരനായ ഒരാൾ എന്ന് ആസിഫിനെപ്പറ്റി നമുക്ക് ചിന്തിക്കാൻ കഴിയും. ചേട്ടാ നമുക്ക് ഒരു പടം ചെയ്യണം എന്ന് വെള്ളിമൂങ്ങ കഴിഞ്ഞപ്പോൾ ആസിഫ് എന്നോടു പറഞ്ഞിരുന്നു. ഒന്നുരണ്ടു കഥകൾ ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ കഥയാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായത്. ‘കെട്ട്യോൾ ആണെന്റെ മാലാഖ’ എന്ന സിനിമയിൽ ആസിഫിന്റെ അഭിനയം നമ്മൾ കണ്ടതാണ്. അതുപോലെയുള്ള നിരവധി കഥാപാത്രങ്ങൾ വളരെ തന്മയത്വത്തോടെ ചെയ്തിട്ടുള്ള നടനാണ് ആസിഫ്. അതുകൊണ്ടൊക്കെയാണ് ഞാൻ ആസിഫിലേക്ക് വന്നത്. രജിഷയും ആസിഫും തമ്മിൽ നല്ല ഒരു കെമിസ്ട്രി ഉണ്ട്. പത്തു പന്ത്രണ്ടു വർഷത്തിനിടെ വന്നിട്ടുള്ള ഏറ്റവും നല്ല ജോഡി ആണ് ആസിഫും രജിഷയും. ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രണയവും തല്ലു പിടിത്തവും വിരഹവും ഒക്കെ ചെയ്യാൻ ഇവരുടെ കോംബിനേഷൻ നന്നായി ഇണങ്ങും എന്നു തോന്നി. രജിഷയെപ്പറ്റി ഞാൻ പറയേണ്ടതില്ലല്ലോ. ഒറ്റയ്ക്ക് സിനിമകൾ ഏറ്റെടുത്ത് ചെയ്തു വിജയിപ്പിക്കാൻ കഴിവുള്ള നായികയാണ് രജിഷ. ആസിഫ് കഴിഞ്ഞു ഞങ്ങൾ സമീപിച്ചത് രജിഷയെ ആണ്. രജിഷയോട് കഥപറഞ്ഞപ്പോൾ അവർക്കും അമ്മയ്ക്കും വളരെ ഇഷ്ടപ്പെട്ടു. പടം ഇറങ്ങുംമുമ്പ് ഹിറ്റായ ഔസേപ്പച്ചൻ മാജിക് എന്റെ മൂന്നു ചിത്രങ്ങൾക്കു വേണ്ടി ബിജിബാൽ ആണ് സംഗീതം ചെയ്തത്. നമ്മളെക്കാൾ ജൂനിയർ ആയ ബിജിബാലിനോട് എനിക്ക് എന്തും പറയാം, നല്ല പാട്ടുകളും കിട്ടിയിരുന്നു. പക്ഷേ ഈ സിനിമ മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമാണ്. മറ്റു ചിത്രങ്ങളെക്കാൾ കൂടുതൽ സീരിയസ് ആയി കഥ പറയുന്ന രീതിയാണ് ഇതിൽ. പ്രണയവും വിരഹവും ഒക്കെ സീരിയസ് ആയി കൈകാര്യം ചെയ്യാൻ സ്ഥിരം പാറ്റേണിൽനിന്ന് ഒന്നു മാറണം എന്നു തോന്നി. അങ്ങനെയാണ് ഔസേപ്പച്ചൻ സാറിൽ എത്തിച്ചേർന്നത്. ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. കഥ കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ താല്പര്യമായി. ഈ സിനിമയിലെ ഏറ്റവും പ്രായം കൂടിയ ടെക്നിഷ്യൻ അദ്ദേഹമാണെങ്കിൽക്കൂടി, ഏറ്റവും ഊർജസ്വലനായി ജോലി ചെയ്തത് അദ്ദേഹം തന്നെയാണ്. എത്ര രാത്രി ആയാലും എപ്പോൾ വിളിച്ചാലും എന്തു ചെയ്തു തരാനും അദ്ദേഹം ഒരുക്കമാണ്. ജോലി ചെയ്യുന്നതിന് ഒരു മടിയും ഇല്ലാത്ത ഒരു കലാകാരന്‍. കുറേ നാളായി ഞാൻ ഇത്തരം കൊമ്പോസിഷൻ കേട്ടിട്ടേയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് ഏറ്റവും ആസ്വദിച്ച ദിവസങ്ങളായിരുന്നു. ഇതിലെ നാല് പാട്ടുകളും എനിക്ക് മറക്കാൻ പറ്റാത്ത പ്രിയപ്പെട്ട പാട്ടുകളാണ്. അതോടൊപ്പം അദ്ദേഹത്തിന്റെ ഇരുന്നൂറാമത്തെ സിനിമ എന്റെ സിനിമയായി എന്നുള്ളതും ഒരു ഭാഗ്യമായികരുതുന്നു. സിനിമയുടെ തിരക്കഥ എഴുതിയത് ഷാരിസ് മുഹമ്മദ് ആണ്. ഷാരിസും ജിബിനും ചേർന്നായിരുന്നു എന്റെ ‘ആദ്യരാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ആ സമയത്തു തന്നെ ഷാരിസ് ഈ കഥ എന്നോടു പറഞ്ഞിരുന്നു. ഞങ്ങൾ പിന്നീട് കുറച്ച് നാൾ ആ കഥയിൽ വർക്ക് ചെയ്തു. ഞങ്ങൾ കുറച്ച് വിശദമായി രാഷ്ട്രീയക്കാരെയൊക്കെ കണ്ടു സംസാരിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. ഷാരിസ് തിരക്കഥ വളരെ ഭംഗിയായി എഴുതി. മലയാള സിനിമയുടെ ഭാവി വാഗ്ദാനം എന്നു പറയാൻ കഴിയുന്ന ഒരു തിരക്കഥാകൃത്ത് തന്നെയാണ് ഷാരിസ്. അദ്ദേഹത്തിന്റെ നല്ല കഥകൾ വരാനിരിക്കുന്നതേയുള്ളൂ. ‘മാന്ത്രികം’ സിനിമയിൽ സാലു ജോർജ് സാറിന്റെ അസിസ്റ്റന്റ് ആയാണ് ഞാൻ ഈ രംഗത്തേക്കു വരുന്നത്. അന്നുമുതൽ എന്റെ കൂടെയുള്ള ആളാണ് ശ്രീജിത്ത് നായർ എന്ന ഛായാഗ്രാഹകൻ. ഇപ്പൊ നാലാമത്തെ സിനിമ ഞാൻ എടുത്തപ്പോൾ എന്റെ ക്യാമറ ചെയ്യാൻ അവനെ ഏല്പിക്കാം എന്ന് കരുതി. എന്റെ മറ്റു മൂന്നു സിനിമകളേക്കാൾ ഈ സിനിമയിൽ കുറച്ച് കൂടുതൽ വർക്ക് ചെയ്യാൻ ഉണ്ടായിരുന്നു, കൂടുതൽ വെല്ലുവിളി നിറഞ്ഞ ക്യാമറ വർക്ക് ആയിരുന്നു ഇത് ഏറ്റവും മനോഹരമായി ചെയ്തിട്ടുണ്ട്. എന്റെ എല്ലാ സിനിമകളും എഡിറ്റ് ചെയ്ത സൂരജ് തന്നെയാണ് ഇതിനു പിന്നിലും പ്രവർത്തിച്ചത്. സൂരജ് ആണ് എനിക്ക് ഏറ്റവും വിശ്വാസമുള്ള എഡിറ്റർ, എന്റെ മനസ്സ് പോലെ തന്നെ അദ്ദേഹം പ്രവർത്തിക്കും. കോസ്റ്റ്യൂം ഡിസൈനർ, പ്രൊഡക്‌ഷൻ കൺട്രോളർ, മേക്കപ്പ് മാൻ എല്ലാവരും അവരുടെ ജോലി വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്, എല്ലാവരും എനിക്ക് വളരെ വേണ്ടപ്പെട്ടവരാണ്. ഇപ്പോൾ മറ്റൊരു ചെറിയ പ്രോജക്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഉടൻ തന്നെ പ്രഖ്യാപിക്കാൻ കഴിയും എന്ന് കരുതുന്നു. എല്ലാവരും തിയറ്ററിൽ തന്നെ സിനിമ കാണണം എന്ന് അഭ്യർഥിക്കുന്നു. ഞങ്ങളുടെ ഈ ചെറിയ സിനിമ ഒരു വലിയ വിജയമാകാൻ എല്ലാവരും ഒപ്പമുണ്ടാകണം. തിയറ്ററുകളുടെ വസന്തകാലം തിരിച്ചുവരട്ടെ എന്നാണു ആഗ്രഹം. ഒരുപാട് നല്ല ചിത്രങ്ങൾ ആണ് റിലീസിനായി കാത്തിരിക്കുന്നത്. ജാനേ മൻ, ആഹാ, കാവൽ അങ്ങനെ നിരവധി ചിത്രങ്ങൾ ഉടനെ റിലീസ് ചെയ്യുന്നുണ്ട്. എല്ലാം ശരിയാകും എന്നുതന്നെ പ്രതീക്ഷിക്കാം. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. സമുദായത്തിന് പഠിക്കാന്‍ ഒരു വ്യാജ ഏറ്റുമുട്ടല്‍ കൂടി ദല്‍ഹി കേന്ദ്രമായുള്ള 'ക്വില്‍ ഫൗണ്ടേഷന്‍' മുന്‍കൈ എടുത്ത് 'സിറ്റിസണ്‍സ് എഗന്‍സ്റ്റ് ഹെയ്റ്റ്' എന്ന പേരില്‍ സംഘടിപ്പിച്ച വസ്തുതാന്വേഷണ സംഘം ഹരിയാനയിലെ നൂഹിലെ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് സെപ്റ്റംബര്‍ 19-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് മുസ്‌ലിം സമുദായത്തെ ഞെട്ടിച്ചത് ഒന്നല്ല, പതിനൊന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂഹ് ജില്ലയില്‍ മാത്രം നടന്നിരുന്നു എന്ന വെളിപ്പെടുത്തലിലൂടെയാണ്. അവയിലെല്ലാം കൊല്ലപ്പെട്ടത് മുസ്‌ലിം ചെറുപ്പക്കാരായിരുന്നു. കൊലപ്പെടുത്തിയ 15 പേര്‍ക്കുമെതിരെ ക്രിമനില്‍ കേസുകളുമുണ്ടായിരുന്നു. ഒരു സംസ്ഥാനത്തെ ഒരു ജില്ലയിലെ മാത്രം സംഭവമായി ഇതിനെ കാണാന്‍ കഴിയില്ലെന്ന് രാജ്യമൊട്ടുക്കും നിശ്ശബ്ദമായി അരങ്ങേറുന്ന വംശീയ ഉന്മൂലത്തിന്റെ ഉദാഹരണങ്ങള്‍ 'സിറ്റിസണ്‍സ് എഗന്‍സ്റ്റ് ഹെയ്റ്റ്' ഇയിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലുണ്ട്. മതപരമായ വിദ്വേഷത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളുടെ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായി ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ വിശദീകരിക്കുന്നതിനിടെ വസ്തുതാന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബര്‍ 16-ന് പുലര്‍ച്ചെ നടന്ന വ്യാജ ഏറ്റുമുട്ടലിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇതിന് നേതൃത്വം നല്‍കിയത് അധികമൊന്നും കേട്ടിട്ടില്ലാത്ത പോലീസിന്റെ 'സി.ഐ.എ' എന്നൊരു വിംഗാണ്. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയ ഈ വിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇവരുടെ പ്രധാന ഉദ്ദേശ്യം പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസിലെ ഒരു വിഭാഗത്തെ ഉപയോഗിച്ച് പ്രത്യേക തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ്. ഫരീദാബാദിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ആന്റി ബംഗ്ലാദേശ് സ്റ്റാഫ് പോലെ ഒന്നാണിതെന്നും വെബ്‌സൈറ്റിലുണ്ട്. ഉത്തരേന്ത്യയില്‍ വിശിഷ്യാ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം വശീയ ഉന്മൂലനത്തിനായി നിശ്ശബ്ദമായി നടന്നുകൊണ്ടിരിക്കുന്ന തയാറെടുപ്പുകളെ കുറിച്ച് പല വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലും മറ്റും പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയില്‍ ഈ ഏറ്റുമുട്ടലില്‍നിന്ന് സമുദായത്തിന് പഠിക്കാന്‍ നിരവധി പാഠങ്ങളുണ്ട്. ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ ജനകീയ ഇടപെടലാണ് അതിലേറ്റവും പ്രധാനം. സെപ്റ്റംബര്‍ 15-ന് വെള്ളിയാഴ്ച വൈകീട്ട് പിതാവ് ഇസ്‌ലാം ഹുസൈനും ഭാര്യാപിതാവ് ഖുര്‍ശിദും ഏറ്റവുമൊടുവില്‍ മുന്‍ഫൈദിനെ കാണുമ്പോള്‍ അവന്റെ മൊബൈലിലേക്ക് പോലീസുകാരുടെ വിളി നിരന്തരം വരുന്നത് ശ്രദ്ധിച്ചിരുന്നുവെന്ന് ഇരുവരും വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. ചില സഹായത്തിനായി പോലീസുകാര്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുന്‍ഫൈദിനെതിരായ കേസ് പിന്‍വലിക്കുന്ന കാര്യമായതിനാല്‍ പോലീസ് വിളിച്ചിടത്തേക്ക് പോകാന്‍ ഇരുവരും മുന്‍ഫൈദിനെ ഉപദേശിച്ചു. വിളിച്ചവരില്‍പ്പെട്ട വിക്രാന്ത്, ശക്തി സിംഗ് എന്നീ പോലീസുകാര്‍ കേസ് പിന്‍വലിക്കാനുള്ള ചെലവെന്ന് പറഞ്ഞ് 2000 രൂപ ഏതാനും ദിവസം മുമ്പ് വാങ്ങിയിരുന്നുവെന്നും അവര്‍ പറഞ്ഞു. അങ്ങനെ വൈകീട്ട് അഞ്ച് മണിക്ക് ശേഷമാണ് മുന്‍ഫൈദ് പോലീസ് വിളിച്ച റെവാരിയിലേക്ക് പോകുന്നത്. പിറ്റേന്ന് രാവിലെ ആറരയായപ്പോഴേക്കും അവനെ പോലീസ് വെടിവെച്ചുകൊന്നുവെന്ന സന്ദേശമാണ് ലഭിക്കുന്നത്. നൂഹിലെ നല്‍ഹദ് മെഡിക്കല്‍ കോളജിലേക്കായിരുന്നു ഏറ്റുമുട്ടലിന് ശേഷം പോലീസ് ആദ്യം മൃതദേഹവുമായി ചെന്നത്. അവന്‍ മരിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതും അവിടെ നിന്നാണ്. അജ്ഞാത മൃതദേഹം എന്ന നിലയില്‍ ധിറുതിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിക്കാനായിരുന്നു പിന്നീട് പോലീസ് നീക്കം. കാരണം മുന്‍ഫൈദിന്റെ ശരീരത്തില്‍ ബുള്ളറ്റുകളുണ്ടെന്ന് വെടിവെച്ച പോലീസുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നിയമപ്രകാരം മൂന്ന് ദിവസം കാത്തിരിക്കാതെ നടത്താനാവില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പോലീസ് കുഴങ്ങി. അതോടെ അവിടെ നിന്ന് മൃതദേഹമെടുത്ത് നേരെ നൂഹിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോലീസ് വന്നു. എന്നാല്‍ അവരും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചതോടെ പല്‍വലില്‍നിന്നും ഒരു ഡോക്ടറെ പോലീസുകാര്‍ വിളിച്ചുവരുത്തി. ബന്ധുക്കള്‍ വരുന്നതിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബുള്ളറ്റുകള്‍ നീക്കം ചെയ്ത് തെളിവ് നശിപ്പിക്കാനായിരുന്നു പോലീസിന്റെ ഉദ്ദേശ്യം. രാവിലെ എട്ട് മണിക്ക് നൂഹ് കമ്യൂണിറ്റി സെന്ററിലെ മോര്‍ച്ചറിയിലെത്തുമ്പോള്‍ ഏതാനും പോലീസുകാരും ഒരു ഡോക്ടറും സ്‌ട്രെച്ചറില്‍ കിടത്തിയ മൃതദേഹത്തെ വളഞ്ഞ് നില്‍ക്കുകയാണ്. മൃതദേഹത്തിലെന്തെക്കൊയോ അവര്‍ ചെയ്യുന്നുണ്ടെന്ന് പിതാവ് മനസ്സിലാക്കി. മുന്‍ഫൈദിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുന്നതും ശരീരത്തില്‍നിന്ന് എന്തോ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതും അദ്ദേഹം കണ്ടു. പിതാവ് എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ ചീത്ത വിളിച്ച് മോര്‍ച്ചറിയില്‍നിന്ന് പുറത്തുകടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മേവാത്തീ സമുദായത്തിലെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ അഡ്വ. റംസാന്‍ ചൗധരിയെയും കൊണ്ട് പിതാവ് മോര്‍ച്ചറിയിലെത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാരുമെത്തിയിരുന്നു. അതോടെ പോലീസ് ഉദ്യോഗസ്ഥരും ഡോക്ടറും മോര്‍ച്ചറി പൂട്ടി സ്ഥലം വിട്ടു. താനൊന്നുമറിയില്ലെന്നും പോലീസുകാര്‍ വിളിച്ചുകൊണ്ടുവന്നതാണെന്നും പോകുന്നതിനിടയില്‍ ഡോക്ടര്‍ മുന്‍ഫൈദിന്റെ പിതാവിനോട് പറയുന്നുണ്ടായിരുന്നു. പിന്നീട് ശഹീദ് ഹസന്‍ മേവാത്തി മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വൈകീട്ട് നാലര മണിക്ക് മൂന്ന് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധിതമായി. മൂന്ന് ദൃക്‌സാക്ഷികള്‍ മുന്‍ഫൈദിന്റെ കൊലപാതകത്തിനുണ്ടായിരുന്നു. ഇവര്‍ മൂവരും അവന്റെ സുഹൃത്തുക്കളുമായിരുന്നു. തന്റെ പരിചയക്കാരായ പോലീസ് ഓഫീസര്‍മാരെ കാണാന്‍ അവന്‍ പോകുമ്പോള്‍ കൂടെ കുട്ടിയതായിരുന്നു മൂന്നു പേരെയും. ഒരു പച്ച ബോലെറോ വണ്ടിയിലത്തെിയ പോലീസ് ഉദ്യോഗസ്ഥര്‍ ഈ നാല് പേരുമുണ്ടായിരുന്ന വാഹനത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അത് നിര്‍ത്തി. കാറിലിരിക്കുകയായിരുന്ന മുന്‍ഫൈദിനെ അവര്‍ വെടിവെക്കുകയും ചെയ്തു. ഇത് കണ്ട് മൂവരും കാറില്‍ നിന്ന് ഇറങ്ങിയോടി ഗ്രാമത്തിലെത്തി ഗ്രാമവാസികളെ കൊലപാതകത്തെ കുറിച്ചറിയിച്ചു. ഈ വിവരം നല്‍കി തങ്ങളുടെ ജീവന്‍ അപകടത്തിലാകുമോ എന്ന് ഭയന്ന് ഒളിവില്‍ പോയിരിക്കുകയാണ് മൂന്ന് സുഹൃത്തുക്കളുമിപ്പോള്‍. വിവരങ്ങളെല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കാന്‍ ഇവര്‍ കാണിച്ച ശുഷ്‌കാന്തിയാണ് നൂഹിലെ മറ്റു ഏറ്റുമുട്ടലുകള്‍ പോലെ മൂടിവെക്കാമായിരുന്ന ഏറ്റുമുട്ടലിനെ പുറംലോകത്തത്തെിച്ചത്. വെള്ള പിക്കപ്പിലാണ് തങ്ങള്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതെന്നാണ് പോലീസ് ഭാഷ്യം. അതേസമയം ഈ വെള്ള പിക്കപ്പ് കിടന്നുവെന്ന് പറയുന്ന തൂറു ഗ്രാമത്തിലേക്കുള്ള ഗതാഗതം റോഡ് പണി കാരണം ഹരിയാന സര്‍ക്കാര്‍ നിരോധിച്ച നിലയിലാണ്. അവിടെ സ്ഥാപിച്ച ചെക്‌പോസ്റ്റിലുടെ ഒരു വാഹനവും കടത്തിവിടാറില്ല. മാത്രമല്ല, മുന്‍ഫൈദിന്റെ കൂട്ടുകാര്‍ ഗ്രാമവാസികളോട് പറഞ്ഞത് ശരിവെക്കുന്ന തരത്തില്‍ മുകളില്‍ ലൈറ്റുള്ള പച്ച പോലീസ് വാഹനം സെപ്റ്റംബര്‍ 15-ന് അര്‍ധരാത്രി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് നേരെ കുതിച്ചിരുന്നുവെന്ന് സോംഖ് ഗ്രാമവാസികള്‍ പറയുന്നുണ്ട്. പിറ്റേന്ന് ആറേഴ് മണിയായപ്പോഴേക്കും ഒരു പോലീസ് പി.സി.ആര്‍ വാഹനവും അവിടേക്ക് വന്നിട്ടുണ്ട്. ജനജാഗ്രതക്കിടയിലും പോലീസ് കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഓരോന്നും പുറംലോകത്തെത്തിക്കാന്‍ കഴിഞ്ഞത് തൊട്ടുടനെ ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കാന്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ്. രാജ്യത്തെ അനേ്വഷണ ഏജന്‍സികള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന കാലത്ത് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമുദായം ജാഗ്രത കാണിക്കേണ്ടത്, സ്വന്തം നിലക്കോ മറ്റുള്ളവരുടെ സഹായത്താലോ ഒട്ടും അമാന്തിക്കാതെ വസ്തുതാന്വേഷണത്തിന് ആളെ വിടുന്നതിനാണ്. അഭിനേതാക്കള്‍ മമ്മൂട്ടി ,രാജീവ്,തിലകൻ,ഖുശ്ബൂ,ജഗതി ശ്രീകുമാര്‍,ബാബു നമ്പൂതിരി ,സ്പടികം ജോർജ്ജ് ,ഭരത് ഗോപി,നരേന്ദ്ര പ്രസാദ്,ക്യാപ്റ്റന്‍ രാജു,വി കെ ശ്രീരാമൻ,കൊച്ചിന്‍ ഹനീഫ,ശ്രുതി ,വക്കം ജയലാൽ,റിയാസ് ഹസ്സൻ,ദർശന ,മങ്ക മഹേഷ്,സുബൈർ,നിശ്ചൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് കടുകു താളിക്കുക. ഇതിലേക്ക് നുറുക്കിയ മാങ്ങ ഇട്ട് ഒന്ന് ഇളക്കി 2, 3,4 5, 6, 7 ചേരുവകൾ ചേർത്ത് ഇളക്കുക. 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ഡോ. കെ.ജി. അടിയോടി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: കെ. മുരളീധരന്‍ പേരാമ്പ്ര: സത്യസന്ധതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഡോ. കെ.ജി.അടിയോടിയെന്ന് കെ.മുരളീധരന്‍ എംപി. അടിയോടിയുടെ 34-ാം ചരമ വാർഷിക ദിനത്തില്‍ കൂത്താളിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയര്‍മാനായിരുന്നു അടിയോടി. രാഷ്ട്രീയത്തിലേക്ക് വൈകിയാണ് എത്തിയതെങ്കിലും ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം നല്ല നിലയില്‍ കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.നിയാസ്, സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, രാജേഷ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.പി. വേണുഗോപാല്‍, കാവില്‍ പി.മാധവന്‍, ഷിജു പുല്യോട്ട് എന്നിവർ പ്രസംഗിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെ.ബാലനാരായണന്‍, കെ. മധുകൃഷ്ണന്‍, പി.ജെ.തോമസ്, കെ.വി.രാഘവന്‍, ഉമ്മര്‍ തണ്ടോറ, ഇ.ടി. സത്യന്‍, സി.പ്രേമന്‍, എസ്.സുനന്ദ്, കെ.സി.രവീന്ദ്രന്‍, പി.എം. പ്രകാശന്‍, പി.എസ്.സുനില്‍കുമാര്‍, പ്രകാശന്‍ കന്നാട്ടി, പി.സി.രാധാകൃഷ്ണന്‍, പി.സി. സജീവന്‍, വി.ടി. സൂരജ് എന്നിവർ നേതൃത്വം നല്‍കി. കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ തെരുവൻപറമ്പ് സംഘർഷം: 16 പേർക്കെതിരേ കേസ് നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. സിപിഎം പ കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില നാഷണൽ ലോക് അദാലത്ത് ഡിസംബർ 11ന് കോഴിക്കോട്: കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന ബിച്ചു തിരുമലയുടെ നിര്യാണത്തിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു പേരാമ്പ്ര: അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിൽ അധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച പ്രശസ്ത കവ കോഴിക്കോട്: സ്ത്രീശാക്തീകരണത്തിൽ ഏഷ്യയിൽ ആദ്യത്തെ സംരംഭമെന്ന് പ്രചരണം നടത്തി കോർപറേഷൻ ആരംഭിച്ച കോഴിക്കോട്ടെ മഹിളാമ യുഡിഎഫ് പൊതുയോഗം കയ്യേറിയതായി പരാതി: ആറു പേർക്ക് പരിക്ക് പേരാമ്പ്ര: വിവേചന പൂർണമായ റോഡ് വികസനത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് നൊച്ചാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് പുതുപ്പാടി വള്ളിയാട് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു താമരശേരി: പുതുപ്പാടി വള്ളിയാട് വന്യജീവികള്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് തുടര്‍ക്കഥയാകുന്നു. വള്ളിയാട് പു പാലത്തിന്‍റെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി പേരാമ്പ്ര: കുളത്തുവയൽ പേരാമ്പ്ര റോഡിന്‍റെ ഭാഗമായ ചെമ്പ്ര പാലത്തിന്‍റെ തകരാർ പരിഹരിക്കാനുള്ള നടപടി ഇന്നലെ തുടങ്ങി. പ തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്കു തുടക്കമായി തിരുവമ്പാടി: ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമപദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി പഞ്ചായത്തിൽ ഡിഎ പുനഃസ്ഥാപിക്കണം: സഹകരണ പെൻഷൻ ജനറൽ ബോഡി പേരാമ്പ്ര: സഹകരണ പെൻഷൻകാരുടെ ഡിഎ പുനഃസ്ഥാപിക്കണമെന്ന് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ത കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചതോടെ സവാരിക്കെത്തിയ കുതിരക്ക് പട്ടിണി കൂരാച്ചുണ്ട്: അപകട മരണങ്ങളെ തുടർന്ന് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി, അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേ കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്‍റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും മുളതൈകൾ വച്ചുപിടിപ്പിച്ചു കോടഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പു കുറ്റ്യാടി: കുന്നുമ്മൽ ഏരിയാ കിസാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൻ നിന്നും എത്തിയ കർഷക സംഗമത്തോടെ ക കോഴിക്കോട്: മാവൂർ ക്രിസ്തുരാജ ദേവാലയത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുനാളിന് തുടക്കമായി. കോഴിക്കോട്: ജയിൽക്ഷേമദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവമ്പാടി അൽഫോൻസാ കോളജിലെ വിദ്യാർഥികൾ ജയിൽ സന്ദർശനം നടത്തുകയും പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു താമരശേരി: കൊടുവള്ളി പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത കൂലി കുടിശിക: തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി ചക്കിട്ടപാറ: കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയം അവസാനിപ്പിക്കുക എന്നീ ആവ സംസ്ഥാനപാത നവീകരണം: തിരുവമ്പാടിയില്‍ യോഗം ചേര്‍ന്നു തിരുവന്പാടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൊയിലാണ്ടി-എടവ മദ്യം, മയക്കുമരുന്നിനെതിരേ നിരീക്ഷണം ഊർജിതമാക്കണം: മദ്യ വിരുദ്ധ സമിതി കൂരാച്ചുണ്ട്: വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരേ പോലീസ് എക്സൈസ് അധികൃ കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ തെരുവൻപറമ്പ് സംഘർഷം: 16 പേർക്കെതിരേ കേസ് നാദാപുരം: കല്ലാച്ചി തെരുവൻ പറമ്പിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളിൽ 16 പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. സിപിഎം പ കോഴിക്കോട്: ജില്ലയിൽ സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതുമായി ബന്ധപ്പെട്ട വാർത്തകളിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് ജില നാഷണൽ ലോക് അദാലത്ത് ഡിസംബർ 11ന് കോഴിക്കോട്: കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശവ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്തിനോടനുബന ബിച്ചു തിരുമലയുടെ നിര്യാണത്തിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു പേരാമ്പ്ര: അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തിൽ അധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച പ്രശസ്ത കവ കോഴിക്കോട്: സ്ത്രീശാക്തീകരണത്തിൽ ഏഷ്യയിൽ ആദ്യത്തെ സംരംഭമെന്ന് പ്രചരണം നടത്തി കോർപറേഷൻ ആരംഭിച്ച കോഴിക്കോട്ടെ മഹിളാമ യുഡിഎഫ് പൊതുയോഗം കയ്യേറിയതായി പരാതി: ആറു പേർക്ക് പരിക്ക് പേരാമ്പ്ര: വിവേചന പൂർണമായ റോഡ് വികസനത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് നൊച്ചാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് പുതുപ്പാടി വള്ളിയാട് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു താമരശേരി: പുതുപ്പാടി വള്ളിയാട് വന്യജീവികള്‍ വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നുന്നത് തുടര്‍ക്കഥയാകുന്നു. വള്ളിയാട് പു പാലത്തിന്‍റെ തകരാർ പരിഹരിക്കാൻ നടപടി തുടങ്ങി പേരാമ്പ്ര: കുളത്തുവയൽ പേരാമ്പ്ര റോഡിന്‍റെ ഭാഗമായ ചെമ്പ്ര പാലത്തിന്‍റെ തകരാർ പരിഹരിക്കാനുള്ള നടപടി ഇന്നലെ തുടങ്ങി. പ തിരുവമ്പാടിയിൽ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്കു തുടക്കമായി തിരുവമ്പാടി: ജലജന്യരോഗങ്ങൾ തടയുന്നതിനുള്ള കർമപദ്ധതിയായ ഓപ്പറേഷൻ വിബ്രിയോ പരിപാടിക്ക് തിരുവമ്പാടി പഞ്ചായത്തിൽ ഡിഎ പുനഃസ്ഥാപിക്കണം: സഹകരണ പെൻഷൻ ജനറൽ ബോഡി പേരാമ്പ്ര: സഹകരണ പെൻഷൻകാരുടെ ഡിഎ പുനഃസ്ഥാപിക്കണമെന്ന് കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി ത കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചതോടെ സവാരിക്കെത്തിയ കുതിരക്ക് പട്ടിണി കൂരാച്ചുണ്ട്: അപകട മരണങ്ങളെ തുടർന്ന് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി, അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാര കേ കോഴിക്കോട്: പാളയത്ത് ഫ്രൂട്ട്സ് കടയിൽ രാത്രിയിൽ കിടന്നുറങ്ങുകയായിരുന്ന ജോലിക്കാരന്‍റെ മൊബൈൽ ഫോൺ മോഷണം നടത്തിയ രണ്ടു കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും മുളതൈകൾ വച്ചുപിടിപ്പിച്ചു കോടഞ്ചേരി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി പഞ്ചായത്തിലെ പുഴയോരങ്ങളിലും പു കുറ്റ്യാടി: കുന്നുമ്മൽ ഏരിയാ കിസാൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൻ നിന്നും എത്തിയ കർഷക സംഗമത്തോടെ ക കോഴിക്കോട്: മാവൂർ ക്രിസ്തുരാജ ദേവാലയത്തിൽ നാലുദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുരാജന്‍റെ രാജത്വ തിരുനാളിന് തുടക്കമായി. കോഴിക്കോട്: ജയിൽക്ഷേമദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവമ്പാടി അൽഫോൻസാ കോളജിലെ വിദ്യാർഥികൾ ജയിൽ സന്ദർശനം നടത്തുകയും പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു താമരശേരി: കൊടുവള്ളി പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കോത കൂലി കുടിശിക: തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി ചക്കിട്ടപാറ: കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയം അവസാനിപ്പിക്കുക എന്നീ ആവ സംസ്ഥാനപാത നവീകരണം: തിരുവമ്പാടിയില്‍ യോഗം ചേര്‍ന്നു തിരുവന്പാടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൊയിലാണ്ടി-എടവ മദ്യം, മയക്കുമരുന്നിനെതിരേ നിരീക്ഷണം ഊർജിതമാക്കണം: മദ്യ വിരുദ്ധ സമിതി കൂരാച്ചുണ്ട്: വർധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരേ പോലീസ് എക്സൈസ് അധികൃ വാക്സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകർ; വിമർശനവുമായി മന്ത്രി ശിവൻകുട്ടി ആസാമിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ വഴി വെട്ടുന്നത് ചോദ്യം ചെയ്തു; കോഴിക്കോട്ട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം നവോത്ഥാനം! പാർട്ടി പ്രവർത്തകയുടെ നഗ്നദൃശ്യം പകർത്തി; സിപിഎം നേതാക്കൾക്കെതിരെ കേസ് വാക്സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകർ; വിമർശനവുമായി മന്ത്രി ശിവൻകുട്ടി ആസാമിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ വഴി വെട്ടുന്നത് ചോദ്യം ചെയ്തു; കോഴിക്കോട്ട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം നവോത്ഥാനം! പാർട്ടി പ്രവർത്തകയുടെ നഗ്നദൃശ്യം പകർത്തി; സിപിഎം നേതാക്കൾക്കെതിരെ കേസ് കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur ഭക്ഷണം തിരഞ്ഞ് എത്ര ദൂരം വേണമെങ്കിലും ഇവ യാത്ര ചെയ്യും. യാത്ര ചെയ്ത വഴി മറ്റ് ഉറുമ്പുകള്‍ക്ക് കാണിച്ചു കൊടുക്കാനായി ഫെറമോണുകളെന്ന രാസവസ്തു പുറപ്പെടുവിക്കുന്ന ശീലവും ഉറുമ്പുകള്‍ക്കുണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറുമ്പുകടി കിട്ടിയിട്ടില്ലാത്ത മനുഷ്യർ കുറവായിരിക്കും. അരിയും പഞ്ചസാരയുമെല്ലാം പെറുക്കി വരിവരിയായി പോകുന്ന ഇക്കൂട്ടരുടെ ഒരൊറ്റ കടികൊണ്ട് ഒന്നു തുള്ളിച്ചാടി പോകാത്തവർ കാണില്ല. അന്റാർട്ടിക്കയൊഴികെ ഏഷ്യയിലും ആഫ്രിക്കയിലും തുടങ്ങി എല്ലാ വൻകരയിലും ജീവിക്കുന്ന ഈ കുഞ്ഞൻ ജീവിയെക്കുറിച്ച് ചില വിശേഷങ്ങളറിയാം. * ലോകത്തുടനീളം 12,000-ത്തിൽപ്പരം ഉറുമ്പു വർഗങ്ങളുണ്ടെന്നാണ് കണക്ക്. ആറുകാലുള്ള ഇവ ഷഡ്പദങ്ങളുടെ ഗണത്തിലാണ് പെടുന്നത്. പൊതുവേ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. കോളനികളെന്നാണ് ഇവരുടെ വാസസ്ഥലം അറിയപ്പെടുന്നത്. ഓരോ കോളനിയിലും ഒരു രാജ്ഞി ഉറുമ്പുണ്ടാകും. പുതിയ തലമുറയ്ക്ക് ജന്മം നൽകാനുള്ള കഴിവ് ഈ റാണിക്ക് മാത്രമാണുണ്ടാവുക. ഈ റാണി ജന്മം നൽകുന്ന ഉറുമ്പിൻ കുഞ്ഞുങ്ങളെ നോക്കി വളർത്തുകയാണ് മറ്റ് പെൺ ഉറുമ്പുകളുടെ കർത്തവ്യം. ഇവർ ജോലിക്കാരെന്ന് അറിയപ്പെടുന്നു. ഇത്തരം ജോലിക്കാരാണ് ഭക്ഷണം കണ്ടെത്തുന്നതും കൂട് ഭംഗിയാക്കി വെക്കുന്നതുമെല്ലാം. രാജ്ഞിയുമായി ഇണ ചേരുക മാത്രമാണ് ആൺ ഉറുമ്പുകളുടെ ജോലി. ഇവയ്ക്ക് ചിറകുകളുമുണ്ടാകും. * നൂറുദശലക്ഷം വർഷങ്ങൾ മുൻപേ ഉറുമ്പുകൾ ഭൂമിയിൽ ജീവിച്ചിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം ശരീരത്തിനേക്കാൾ 20 മടങ്ങ് അധികഭാഗം ഉയർത്താൻ കഴിയുമെന്നത് ഇവരുടെ പ്രത്യേകതയാണ്. നല്ല ഭാരമുള്ള വസ്തുക്കൾ കൂട്ടമായി ഉയർത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇത്രയൊക്കെ പണിയെടുക്കുന്നുണ്ടെങ്കിലും ഇവ ഉറങ്ങാറില്ലെന്നതാണ് വസ്തുത. ചെവികളില്ലാത്ത ജീവികളാണ് ഉറുമ്പുകൾ. തറയിലുണ്ടാകുന്ന കമ്പനങ്ങൾ വഴിയാണ് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ ഇവ കേൾക്കുന്നത് ചെവിക്ക് പുറമേ ഇവർക്ക് ശ്വസിക്കാൻ ശ്വാസകോശവുമില്ല. ശരീരത്തിലെ ചെറു സുഷിരങ്ങളിലൂടെ ഓക്സിജൻ വലിച്ചെടുത്തും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളിയുമാണ് ഇവ ശ്വസിക്കുന്നത്. ചിലയിനം ഉറുമ്പുകൾക്ക് കാഴ്ചശക്തിയുമുണ്ടാകാറില്ല. * ഭക്ഷണം തിരഞ്ഞ് എത്ര ദൂരം വേണമെങ്കിലും ഇവ യാത്ര ചെയ്യും. യാത്ര ചെയ്ത വഴി മറ്റ് ഉറുമ്പുകൾക്ക് കാണിച്ചു കൊടുക്കാനായി ഫെറമോണുകളെന്ന രാസവസ്തു പുറപ്പെടുവിക്കുന്ന ശീലവും ഉറുമ്പുകൾക്കുണ്ട്. ഇതിന് പുറമേ അപകടങ്ങളെപ്പറ്റി അറിയിക്കാനും ഭക്ഷണസ്രോതസ്സുകൾ കാണിച്ചു കൊടുക്കാനുമെല്ലാം ഈ ഫെറമോണുകൾ ഉപയോഗപ്പെടുത്താറുണ്ടിവ. തലയുടെ ഭാഗത്തായുള്ള ആന്റിനകൾ വഴിയും ഇവ ആശയവിനിമയം നടത്താറുണ്ട്. പാറ്റ, ചിത്രശലഭം തുടങ്ങിയ ചെറുജീവികളെ മുതൽ അരി, പഞ്ചസാര എന്നീ വസ്തുക്കൾ വരെ ഭക്ഷണമാക്കുന്ന ഇവ മിശ്രഭുക്കുകളാണ്. * ഭക്ഷ്യവസ്തുക്കൾ ചവച്ചരച്ച് കഴിക്കാൻ ഉറുമ്പുകൾക്കാവില്ല. അതിനാൽത്തന്നെ ഭക്ഷ്യവസ്തുക്കളിലെ സത്ത് വലിച്ചെടുത്ത് ബാക്കിഭാഗം ഉപേക്ഷിച്ച് പോകുകയാണ് ഇവയുടെ പതിവ്. റാണി ഉറുമ്പ് മരിച്ചാൽ കോളനി മുഴുവൻ മരിക്കും. 30 വർഷം വരെ റാണി ഉറുമ്പുകൾ ജീവിക്കാറുണ്ട്. സാധാരണ ഉറുമ്പുകൾ 1-3 വർഷം വരെയും ജീവിക്കും. അഞ്ചോ ആറോ ആഴ്ചകളാണ് ആൺ ഉറുമ്പുകളുടെ പരമാവധി ആയുസ്സ്. ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട്‌ വീഡിയോ അത്ഭുതപ്പെടുത്തുന്ന പല സൃഷ്ടികളെയും ഒളിപ്പിച്ചിട്ടുള്ള പ്രകൃതി ഓരോ കാലത്തും ഓരോ അത്ഭുതങ്ങളെ ഉറുമ്പിന്റെ പല്ലിന്‍റെ ഉറപ്പ്: രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞര്‍; വഴിത്തിരിവായേക്കാവുന്ന കണ്ടെത്തൽ നായ വര്‍ഗത്തിലെ കുഞ്ഞനാണ് ഈ 'കോഴിക്കള്ളന്‍' 'പാലി'നായി 'പശു'ക്കളെ വളര്‍ത്തും, കൃഷിയും ചെയ്യും; ചില്ലറക്കാരല്ല നമ്മുടെ ഉറുമ്പുകള്‍ കൊക്ക് ചെറുതായാലെന്താ? ഏത് വന്മരവും തുളയ്ക്കാന്‍ ഇവര്‍ മിടുക്കരാ ഉണങ്ങിയ ഇലയാണെന്ന് തെറ്റിദ്ധരിക്കല്ലേ, ഇതിന് ജീവനുണ്ട്‌ വീഡിയോ നൂറ് വര്‍ഷമായി ലോകവുമായി ഒരു ബന്ധവുമില്ല, എന്നാലും 'ബൂബ' ഒരു സംഭവം തന്നെ ഹിമാലയത്തില്‍ രണ്ട് പുതിയ ഇനം പറക്കും അണ്ണാനുകള്‍; ഗവേഷകരില്‍ ആവേശം നിറച്ച് പുതിയ കണ്ടെത്തല്‍ അപൂര്‍വമായ ഒരു കാഴ്ച; കാടിനുള്ളില്‍ ഡാന്‍സ് കളിക്കുന്ന ലെമുര്‍ വീഡിയോ എമിറേറ്റ്‌സ് റീസൈക്ലിങ് പുരസ്‌കാരം സ്വന്തമാക്കി മലയാളി വിദ്യാര്‍ഥിനി രണ്ടു ചങ്ങാതിമാര്‍ ഒരു ഗുരുവിനെ കാണാന്‍ പോയി. അവര്‍ ചെല്ലുമ്പോള്‍ അയാള്‍ എന്തോ അഗ്നിക്ക് ഇരയാക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ സന്ദര്‍ശകരില്‍ ഒന്നാമന്‍ ചോദിച്ചു- "ഗുരോ അങ്ങ് എന്താണ് കത്തിക്കാന്‍ ഒരുങ്ങുന്നത്?" ''എന്റെ തന്നെ, ഇന്നലെ എന്നെ കാണാന്‍ എത്തിയ ചിത്രകാരന്‍ വരച്ചതാണ്. അരുതെന്ന് വിലക്കിയിട്ടും അയാള്‍ വരച്ചു. അതിവിടെ സമര്‍പ്പിച്ച്‌ പോവുകയും ചെയ്തു. എനിക്കാണെങ്കില്‍ സൂക്ഷിപ്പുകളോ സൂക്ഷിച്ചുവെയ്ക്കാന്‍ ഇടങ്ങളോ ഇല്ല." അതെനിക്ക് നല്‍കിയാലും ഗുരോ ഞാനത് സൂക്ഷിക്കാം, എനിക്ക് അങ്ങയെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകയും ചെയ്യാമല്ലോ സന്ദര്‍ശികരില്‍ രണ്ടാമന്‍ പറഞ്ഞു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു അതെനിക്ക് തന്നാലും ഗുരോ ഞാന്‍ സൂക്ഷിക്കാം അതുകേട്ട് ഗുരു മന്ദഹാസത്തോടെ ഇങ്ങനെ മൊഴിഞ്ഞു അതുതന്നെയാണ് എന്റെ ഭയം, എന്റെ കാലശേഷം നിങ്ങളാ ചിത്രംകൊണ്ട് പുതിയൊരു ദൈവത്തെ പണിഞ്ഞേക്കാം. ഏറ്റവും ഹീനമായ ആ കര്‍മ്മത്തിന് അറിയാതെപോലും പങ്കാളിയാവുകയായിരിക്കും ഞാന്‍ ചെയ്യുക. ദൈവത്തിനു പകരക്കാരനെ സൃഷ്ടിക്കുകയോ സന്ദര്‍ശകര്‍ നോക്കിനില്‍ക്കെ ഗുരു ആ ഛായാപടം അഗ്നിക്കിരയാക്കി. കഥനശേഷം അവധൂതന്‍ ആള്‍ക്കൂട്ടത്തെ ഇങ്ങനെ അഭിസംബോധന ചെയ്തു- "കണ്ടില്ലെന്നു നടിക്കരുത്. എന്തെന്നാല്‍ അന്ധന് നിങ്ങളെ ശബ്ദംകൊണ്ട് തിരിച്ചറിയാം. കാരുണ്യത്തില്‍ പിശുക്കരാവരുത്, കാരുണ്യം ഏറ്റവും ചേതോഹരമാകുക അത് ഏറ്റുവാങ്ങപ്പെടുമ്പോഴാണല്ലോ. ദാനത്തെ പ്രദര്‍ശിപ്പിക്കുമ്പോള്‍ ദൈവനീതി പരിഹസിക്കപ്പെടുന്നു, ദാതാവും സ്വീകര്‍ത്താവും മാത്രമറിയുമ്പോള്‍ ദാനം വിശുദ്ധമാകുന്നു. ഒരാള്‍ ഭിക്ഷ ചോദിക്കുന്നു. മറ്റൊരാള്‍ നല്‍കുന്നു. നല്‍കിയത് ഭിക്ഷയല്ല, മനസ്സുതന്നെയെന്ന് പറയാന്‍ അയാളുടെ സത്യത്തിനു കഴിയട്ടെ. എന്തെന്നാല്‍, കരുണ ഭിക്ഷയല്ല; ദേവസ്പര്‍ശമാണ്. കഥാകൃത്തും നോവലിസ്റ്റും. റെഡ് ബുക്സിന്റെ മാനേജിംങ്ങ് ഡയറക്ടറാണ്. അഗമ്യം, സര്‍വ്വം വിവസ്ത്രമാക്കുന്ന കണ്ണുകള്‍, ആത്മഹത്യാ കുറിപ്പില്‍ പറയാത്തത് (നോവല്‍ ചൈനീസ് എംബസി (കഥാസമാഹാരം അപ്പുണ്ണിയുടെ വീട്, സ്കൂള്‍ ലീഡര്‍ (ബാലാസാഹിത്യം അവധൂതന്റെ മൊഴികള്‍ എന്നിവയാണ് കൃതികള്‍. 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. നിങ്ങളുടെ സൈറ്റിലേക്ക് ഒരു ഉറുഗ്വേയൻ പെസോ കറൻസി കൺവേർഷൻ കാൽക്കുലേറ്റർ ആഡ് ചെയ്യുക നിങ്ങളുടെ വെബ്സൈറ്റിനായി ഇഷ്ടാനുസൃത ഉറുഗ്വേയൻ പെസോ കറൻസി കൺവർട്ടർ ഉണ്ടാക്കാൻ ഈ പേജ് നിങ്ങളെ അനുവദിക്കുന്നു. കറൻസി പേരുകളുടെ കൂടെ കറൻസി കോഡുകൾ കാണിക്കരുത് (ഉദാ. INR, USD, EUR) നിങ്ങൾ തിരഞ്ഞെടുത്ത കോൺവെർട്ടർ നിങ്ങളുടെ സൈറ്റിൽ എങ്ങനെ ദൃശ്യമാകുമോ അത് പോലെ താഴെ കൊടുത്തിരിക്കുന്നു. ഏതെങ്കിലും ക്രമീകരണങ്ങൾ അല്ലെങ്കിൽ ലേഔട്ട് ഓപ്ഷനുകൾ മാറ്റണം എങ്കിൽ മാറ്റിയിട്ടു തുടർന്ന് "അപ്ഡേറ്റ് പ്രിവ്യൂ" ബട്ടൺ ക്ലിക്കുചെയ്യുക. ഞങ്ങൾ പ്രീവ്യൂവിന് താഴെ നൽകിയിട്ടുള്ള HTML നിങ്ങളുടെ വെബ്‌പേജിലേക്ക് കോപ്പി ചെയ്യുക. നിങ്ങളുടെ വിഡ്ജറ്റ് പൂർണ്ണമായും പ്രവർത്തന സജ്ജമാണ് ഇത് വിവിധ തരം മൊബൈലുകൾക്ക് അനുസൃതമായി വലുപ്പം സ്വയം ക്രമീകരിക്കും. കുറിപ്പ്: ഈ കോഡ് ഇത് പോലെ തന്നെ നിങ്ങളുടെ പേജിലേക്ക് പകർത്തുക. CFA BCEAO ഫ്രാങ്ക് (XOF)CFA BEAC ഫ്രാങ്ക് (XAF)CFP ഫ്രാങ്ക് (XPF)അംഗോളൻ ‍ക്വാൻസ (AOA)അർജൻറീൻ പെസോ (ARS)അർമേനിയൻ ഡ്രാം (AMD)അൽബേനിയൻ ലെക് (ALL)അൾജീരിയൻ ദിനാർ (DZD)അസർബൈജാനി മനത് (AZN)ഇന്തോനേഷ്യൻ റുപിയ (IDR)ഇന്ത്യൻ രൂപ (INR)ഇറാഖി ദിനാർ (IQD)ഇറാനിയൻ റിയാൽ (IRR)ഇസ്രായേലി ന്യൂ ഷെക്കെൽ (ILS)ഈജിപ്‌ഷ്യൻ പൗണ്ട് (EGP)ഉക്രേനിയൻ ഹ്രിവ്‌നിയ (UAH)ഉഗാണ്ടൻ ഷില്ലിംഗ് (UGX)ഉറുഗ്വേയൻ പെസോ (UYU)ഉസ്‌ബെക്കിസ്ഥാൻ സോം (UZS)എത്യോപ്യൻ ബിർ (ETB)ഐസ്‌ലാൻഡിക് ക്രോണ (ISK)ഒമാനി റിയാൽ (OMR)ഓസ്ട്രേലിയൻ ഡോളർ (AUD)കംബോഡിയൻ റീൽ (KHR)കനേഡിയൻ ഡോളർ (CAD)കസാക്കിസ്ഥാൻ ടെംഗെ (KZT)കിർഗിസ്സ്ഥാനി സോം (KGS)കിഴക്കൻ കരീബിയൻ ഡോളർ (XCD)കുവൈറ്റി ദിനാർ (KWD)കെനിയൻ ഷില്ലിംഗ് (KES)കേപ് വെർദിയൻ എസ്‌ക്യുഡോ (CVE)കേമാൻ ഐലൻഡ്‌സ് ഡോളർ (KYD)കൊറിയൻ വോൺ (KRW)കൊളംബിയൻ പെസോ (COP)കോസ്റ്റാ റിക്കൻ കോളൻ (CRC)ക്യൂബൻ പെസോ (CUP)ക്രൊയേഷൻ ക്യുന (HRK)ഖത്തർ റിയാൽ (QAR)ഗാംബിയൻ ദലാസി (GMD)ഗിനിയൻ ഫ്രാങ്ക് (GNF)ഗ്വാട്ടിമാലൻ ക്വെറ്റ്‌സൽ (GTQ)ഘാനയൻ സേഡി (GHS)ചിലിയൻ പെസോ (CLP)ചെക്ക് റിപ്പബ്ലിക് കൊരുണ (CZK)ചൈനീസ് യുവാൻ (CNY)ജപ്പാനീസ് യെൻ (JPY)ജമൈക്കൻ ഡോളർ (JMD)ജോർജ്ജിയൻ ലറി (GEL)ജോർദ്ദാനിയൻ ദിനാർ (JOD)ടർക്കിഷ് ലിറ (TRY)ടാൻസാനിയൻ ഷില്ലിംഗ് (TZS)ടുണീഷ്യൻ ദിനാർ (TND)ട്രിനിഡാഡ് അന്റ് ടുബാഗോ ഡോളർ (TTD)ഡാനിഷ് ക്രോണെ (DKK)ഡൊമിനിക്കൻ പെസോ (DOP)തായ് ബട്ട് (THB)തുർക്ക്‌മെനിസ്ഥാനി മനത് (TMT)ദക്ഷിണാഫ്രിക്കൻ റാൻഡ് (ZAR)ദിജിബൗട്ടിയൻ ഫ്രാങ്ക് (DJF)നമീബിയൻ ഡോളർ (NAD)നിക്കരാഗ്വൻ കോർഡോബ (NIO)നെതർലാൻഡ്‌സ് ആന്റിലൻ ഗിൽഡർ (ANG)നേപ്പാളീസ് റുപ്പീ (NPR)നൈജീരിയൻ നൈറ (NGN)നോർവീജിയൻ ക്രോണെ (NOK)ന്യൂ തായ്‌വാൻ ഡോളർ (TWD)ന്യൂസിലാന്റ് ഡോളർ (NZD)പനാമനിയൻ ബാൽബോവ (PAB)പരാഗ്വേയൻ ഗ്വരനീ (PYG)പാക്കിസ്ഥാനി റുപ്പീ (PKR)പെറുവിയൻ ന്യൂവോ സോൾ (PEN)പോളിഷ് സ്ലോട്ടി (PLN)ഫിജിയൻ ഡോളർ (FJD)ഫിലിപ്പീനി പെസോ (PHP)ബംഗ്ലാദേശി ടാക്ക (BDT)ബറുണ്ടിയൻ ഫ്രാങ്ക് (BIF)ബൾഗേറിയൻ ലെവ് (BGN)ബഹാമിയൻ ഡോളർ (BSD)ബഹ്റൈനി ദിനാർ (BHD)ബാർബഡോസ് ഡോളർ (BBD)ബെർമുഡിയൻ ഡോളർ (BMD)ബെലാറഷ്യൻ റൂബിൾ (BYN)ബെലീസ് ഡോളർ (BZD)ബൊളീവിയൻ ബൊളിവിയാനോ (BOB)ബോട്‌സ്വാനൻ പൂല (BWP)ബ്രസീലിയൻ റിയൽ (BRL)ബ്രിട്ടീഷ് പൗണ്ട് (GBP)ബ്രൂണൈ ഡോളർ (BND)മൗറീഷ്യൻ റുപ്പീ (MUR)മകാനീസ് പതാക്ക (MOP)മലാവിയൻ ക്വാച്ച (MWK)മലേഷ്യൻ റിംഗിറ്റ് (MYR)മാസിഡോണിയൻ ദിനാർ (MKD)മെക്സിക്കൻ പെസോ (MXN)മൊറോക്കൻ ദിർഹം (MAD)മൊൾഡോവൻ ലു (MDL)മ്യാൻമാർ ക്യാട് (MMK)യു.എസ്.ഡോളർ (USD)യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം (AED)യൂറോ (EUR)യെമനി റിയാൽ (YER)റഷ്യൻ റൂബിൾ (RUB)റുവാണ്ടൻ ഫ്രാങ്ക് (RWF)റൊമാനിയൻ ലു (RON)ലാവോഷിയൻ കിപ് (LAK)ലിബിയൻ ദിനാർ (LYD)ലെബനീസ് പൗണ്ട് (LBP)ലെസോതോ ലോത്തി (LSL)വിയറ്റ്നാമീസ് ഡോങ് (VND)വെനിസ്വേലൻ ബൊളീവർ (VES)ശ്രീലങ്കൻ റുപ്പീ (LKR)സൗദി റിയാൽ (SAR)സാംബിയൻ ക്വാച്ച (ZMW)സിംഗപ്പൂർ ഡോളർ (SGD)സീഷെലോയിസ് റുപ്പീ (SCR)സുഡാനീസ് പൗണ്ട് (SDG)സെർബിയൻ ദിനാർ (RSD)സോമാലി ഷില്ലിംഗ് (SOS)സ്വാസി ലിലാൻജനി (SZL)സ്വിസ് ഫ്രാങ്ക് (CHF)സ്വീഡിഷ് ക്രോണ (SEK)ഹംഗേറിയൻ ഫോറിന്റ് (HUF)ഹെയ്‌തിയൻ ഗൗഡ് (HTG)ഹോങ്കോങ്ങ് ഡോളർ (HKD)ഹോണ്ടുറൻ ലെംപിറ (HNL) ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ‘നൈട്രജന്‍ കാല്‍പ്പാട്’ കണ്ടെത്താനായി പുതിയ ഉപകരണം അടുത്ത ലേഖനം ദിവസവും നിങ്ങള്‍ ചെയ്യുന്നതെല്ലാം രാഷ്ട്രീയമാണ് ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന് സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. മമ്മൂട്ടി എന്ന നടനില്‍ നിന്ന് ലഭിച്ച ഏറ്റവും മികച്ച ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ട ഒരു അനുഭവ കഥയും ലാല്‍ ജോസ് പങ്കുവയ്ക്കുന്നു. ‘മമ്മുക്ക എന്നോട് പറഞ്ഞിട്ടുള്ളതല്ല. മറ്റുള്ളവരോട് പറയുന്നത് കേട്ടിട്ടുള്ളതാണ്. പക്ഷേ ആ വാക്കുകള്‍ അത്രത്തോളം വിലപ്പെട്ടതാണ് എന്ന് എനിക്ക് തോന്നി. ‘നിന്നെ ഒരാള്‍ ഇന്‍സള്‍ട്ട് ചെയ്തു സംസാരിച്ചാല്‍ നീ അപ്പോള്‍ തന്നെ മറുപടി പറയരുത്, അങ്ങനെ പറഞ്ഞാല്‍ ആ കണക്ക് അവിടെ തീരും. അത് പടച്ചോന്റെ കണക്കിലേക്ക് വിടാനുള്ളതാണ്, അവിടെ തീര്‍ക്കാനുള്ളതാണ്. മമ്മുക്ക പലരോടും പറഞ്ഞ ഈ ഉപദേശം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആര്‍ക്കും കടമെടുക്കാവുന്ന മാസ് ഡയലോഗാണത്’. Read Also ഞാന്‍ അഭിനയിച്ചു കുളമാക്കിയ സീന്‍ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാതെയായി: രമേശ്‌ പിഷാരടി ‘മമ്മുക്കയെ കുറിച്ചു ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന മറ്റൊരു രസകരമായ കാര്യം എന്തെന്നാല്‍ ‘ഒരു മറവത്തൂര്‍ കനവ്’ ചെയ്യുന്ന സമയത്ത് മമ്മുക്കയോട് മുടി പറ്റയടിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ മമ്മുക്കയുടെ നിലവിലുള്ള ലുക്കില്‍ നിന്ന് മാറ്റം വരുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. എന്റെ മനസ്സിലെ ‘ചാണ്ടിച്ചായന്‍’ ഈ വിധമാണ്. അത് മാറ്റാതെ ഈ സിനിമ മുന്നോട്ട് പോകില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ പിടിവാശിയുള്ള ഒരു കുട്ടിയെ പോലെ മമ്മൂക്ക അത് അനുസരിക്കുകയായിരുന്നു’. ലാല്‍ ജോസ് പറയുന്നു. ഞാന്‍ അഭിനയിച്ചു കുളമാക്കിയ സീന്‍ സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാതെയായി: രമേശ്‌ പിഷാരടി ഞാൻ മാത്രമല്ല മോഹൻലാൽ അടക്കമുള്ളവർ മോൺസണിന്റെ വീട്ടിൽ പോയിട്ടുണ്ട്, തട്ടിപ്പുകാരനാണെന്ന് തോന്നിയില്ലായിരുന്നു: ബാല ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’: വിവാദത്തിൽ ക്ഷമ പറഞ്ഞ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹി കുറുപ്പ് തിയറ്ററിലെത്താൻ കാരണം മമ്മൂട്ടിയുടെ ധീര തീരുമാനം: മരക്കാറും വിജയിപ്പിക്കണമെന്ന് കെടി കുഞ്ഞുമോൻ ഞങ്ങൾക്കായി ഇനിയും പാടുക, അങ്ങയുടെ ശബ്ദം മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു: യേശുദാസിന് ആശംസകൾ നേർന്ന് മഞ്ജു വാര്യർ സംഗീതത്തിൽ അറുപത് കൊല്ലം പൂർത്തിയാക്കിയ യേശുദാസിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി ‘ഫാൻ ഫൈറ്റിന് വേണ്ടി ചെയ്തതാണ്’: വിശദീകരണവുമായി മരക്കാർ വ്യാജന്‍ പ്രചരിപ്പിച്ച യുവാവ് വിക്കി കൗശലും കത്രീന കൈഫും അതീവരഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി ! ‘സിനിമയെ കുറിച്ച് നിരൂപണം നടത്താം, പക്ഷെ ഇപ്പോൾ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ’: മോഹന്‍ലാല്‍ മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല: രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍ കൊച്ചി: പ്രളയം മൂടിയ വഴികളിൽ എല്ലാം നഷ്ടപ്പെട്ട് ആ ക്യാമ്പിൽ അഭയം പ്രാപിച്ചവർ ജീവിതത്തിൽ ഇതുപോലൊരു പെരുന്നാൾ അനുഭവിച്ചിട്ടുണ്ടാകില്ല പള്ളി വെള്ളക്കെട്ടിൽ പെരുന്നാൾ നമസ്‌കാരം നടന്നത് ഭജനാലയത്തിൽ മാള: വെള്ളക്കെട്ടിലായ പള്ളിയിലേക്ക് ബലിപെരുന്നാളിന് പോകാൻ സാധിക്കാതിരുന്ന മുസ്‌ലിം സഹോദരർക്ക് ക്ഷേത്രം ഹാൾ തുറന്നുകൊടുത്ത് മാതൃകയായി പരിശുദ്ധ ഹജ്ജിന്റെ പരിസമാപ്തിയായി ലോകമെങ്ങും ഈദുൽ അസ്‌ഹാ (ബലിപെരുന്നാൾ) ആഘോഷിക്കുകയാണ്‌. ഇസ്‌ലാമിലെ രണ്ട്‌ ആഘോഷങ്ങൾ WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. മുൻ മിസ് കേരളയടക്കം മരിച്ച കാർ അപകടം: ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് വിദഗ്ധ പരിശോധനയ്ക്ക് മുൻ മിസ് കേരളയടക്കം മരിച്ച കാർ അപകടം: ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് വിദഗ്ധ പരിശോധനയ്ക്ക് ഡിജെ പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. കൊച്ചി: കാറപകടത്തിൽ മുൻ മിസ് കേരള (Miss Kerala)അടക്കം മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ്ഡിസ്ക് പോലീസ് (Kerala Police)വിശദ പരിശോധനയ്ക്ക് വിധേയമാക്കും. സിസിടിവി ദൃശ്യങ്ങൾ (CCTV footage)അടങ്ങിയതാണ് ഹാർഡ് ഡിസ്ക്. പാസ്‌വേഡ് ലഭിക്കാത്തതിനെ തുടർന്നാണ് ഇത് പോലീസ് പിടിച്ചെടുത്തത്. ഫോർട്ടുകൊച്ചിയിലെ നമ്പർ എയ്റ്റീൻ ഹോട്ടലിൽ നടന്ന നിശാ പാർട്ടിയിൽ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. അപകടത്തിൽപെട്ടവർ എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാർട്ടിയിൽ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഇന്നലെ ഹോട്ടൽ പരിശോധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കിന്റെ പാസ് വേഡ് ലഭിച്ചില്ല. ഐ ടി വിദഗ്‌ദ്ധരുടെ സേവനം പോലീസ് ഇതിനായി ഉപയോഗപ്പെടുത്തും. ഒന്നരമണിക്കൂറോളം ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി ഇതിനിടെയാണ് സി സി ടി വി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കിന്റെ പാസ്സ്‌വേർഡ് തങ്ങൾക്ക് അറിയില്ലെന്ന് ഹോട്ടൽ മാനേജ്മെൻറ് അറിയിച്ചത്. ആവശ്യമെങ്കിൽ വീണ്ടും ഹോട്ടൽ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ ഒന്ന് തിങ്കളാഴ്ച്ച പുലർച്ചെയാണ് ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ അപകടമുണ്ടായത്. വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണർ അപ്പ് അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്തു വെച്ചും ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസം ആശുപത്രിയിലും വെച്ച് മരിച്ചു. Also Read-മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; പാര്‍ട്ടി നടന്ന കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് പരിശോധന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ അബ്ദുറഹ്മാന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു. Also Read-Saji Cheriyan സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്ന നടപടികള്‍ അപലപനീയം: മന്ത്രി സജി ചെറിയാൻ എന്നാൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇയാൾ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ റിമാൻഡിൽ തുടരുകയാണ്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. അമിത വേഗതയാണ് അപകടത്തിനു കാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ച കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം. ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നിന്ന് നിശാപാർട്ടി കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുവദിച്ച സമയപരിധിലും കൂടുതൽ ബാർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മുൻ മിസ് കേരളയടക്കം മരിച്ച കാർ അപകടം: ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് വിദഗ്ധ പരിശോധനയ്ക്ക് Bipin Rawat കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം Mullaperiyar മുല്ലപ്പെരിയാര്‍; കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു Local Body Bypolls എൽഡിഎഫ് ജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും; വൈറൽ വീഡിയോ Bus Strike വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍ Bineesh Kodiyeri 'നല്ല പയ്യനാ; പണ്ട് അറസ്റ്റ് വാറണ്ട് വന്നപ്പോൾ മൂന്നു മാസം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട് പിസി ജോർജ് Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു Local Body Bypolls തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF-17; UDF-13; ഇടമലക്കുടിയില്‍ ബിജെപി KSRTC കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു CDS Bipin Rawath| വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന ചോദ്യം; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ Viral video കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ Super Sharanya സൂപ്പര്‍ ശരണ്യ'യായി യുവ നടി അനശ്വര രാജന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ Gold Price സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാം Vicky Katrina വിക്കിയുടെയും കത്രീനയുടെയും ആസ്തി കോടികൾ; ഇരുവരും ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയവർ കണ്ണൂരിൽ 16കാരിയെ പീഡിപ്പിച്ച കേസ് പ്രതി ആറ് മാസത്തിന് ശേഷം രാജസ്ഥാനിൽ പിടിയിൽ ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ: രാജസ്ഥാൻ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പൊലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ 25കാരൻ വിക്കി ബ്യാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ഇയാൾ. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാജസ്ഥാനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരി കാജോളിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പിതാവ് പ്രതികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. അറസ്റ്റിലായ പ്രതി വിക്കി ബ്യാരിയെ റിമാന്റ് ചെയ്തു. ഏപ്രിൽ 14നാണ് രാജസ്ഥാൻ സ്വദേശിയായ പെണകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ബലൂൺ വിൽപന നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു വിക്കി ബ്യാരി. കോഴിക്കോട്ടെ കടയിൽ നിന്നു ചെറിയ വിലയ്ക്ക് ബലൂൺ‌ വാങ്ങി തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്ന് പെൺകുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുകയായിരുന്നു. പെൺകുട്ടിയെ ട്രെയിനിലും കോഴിക്കോട്ടെ ലോഡ്ജിലും വച്ച് പീഡിപ്പിച്ചതിന് ശേഷം ഇയാൾ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. Babri Badge വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ Infant death നവജാതശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ, അസ്വാഭാവികമെന്ന് സംശയം, അമ്മ നിരീക്ഷണത്തിൽ Theft മൊബൈൽ ഫോണും പണവും കവർന്ന രണ്ടു പേർ കോഴിക്കോട് അറസ്റ്റിൽ Tiger Attack പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം: കടുവ തിന്നതെന്ന് നിഗമനം Robbery നഗരമധ്യത്തില്‍ മോഷണം; യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു, രണ്ടു പേർ അറസ്റ്റിൽ Bipin Rawat Death കൂനൂർ ഹെലികോപ്ടർ ദുരന്തം; ഡാറ്റാ റെക്കോർഡർ കണ്ടെത്തി, അന്വേഷണസംഘം പരിശോധന തുടരുന്നു Bipin Rawat തീർത്തും അവിശ്വസനീയം ബിപിന്‍ റാവത്തിന്റെ വിയോഗത്തെ കുറിച്ച് മമ്മൂട്ടി Babri Badge വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ Bipin Rawat Death അപകടസ്ഥലത്ത് നിന്ന് എടുത്തപ്പോള്‍ സംസാരിച്ചു',അദ്ദേഹം പേര് പറഞ്ഞെന്ന് രക്ഷാപ്രവര്‍ത്തകന്‍ Infant death നവജാതശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ, അസ്വാഭാവികമെന്ന് സംശയം, അമ്മ നിരീക്ഷണത്തിൽ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. മാവൂർ: കെ.വി. ഷംസുദ്ദീൻ ഹാജിക്ക് കൃഷി ഒരു പാഷനാണ്. ഫലവൃക്ഷങ്ങളിലെ വൈവിധ്യം തേടിയാണ് അദ്ദേഹത്തിന്റെ കാർഷികജീവിതം. വീട്ടുമുറ്റത്തും മാവൂരിലെയും സമീപപ്രദേശങ്ങളിലെയും അദ്ദേഹത്തിെൻറ തോട്ടങ്ങളിലെ ഫലവൃക്ഷങ്ങളിൽ ഈ വൈവിധ്യമുണ്ട്. നാടിന് പരിചയമില്ലാത്ത അപൂർവ ഫലവൃക്ഷങ്ങൾവരെ തോട്ടത്തിൽ നട്ടിട്ടുണ്ട്. വിദേശിയും സ്വദേശിയുമായ വിവിധ പഴവർഗങ്ങൾ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളിൽ മിക്കതും കായ്ച്ചുതുടങ്ങി. റംബുട്ടാൻ, മാേങ്കാസ്റ്റിൻ, ഫുലാസൻ, കെപ്പൽ, റൊളിനിയ, ലോഗൻ, മിൽക് ഫ്രൂട്ട്, മരാഗ്, സാന്തോൾ, ഞാവൽ, ലോവിക്ക, മാപരാഗ്, ജംബോട്ടിക്കാവ, മധുര അമ്പഴം, ദുരിയാൻ, മട്ടോവ, റെയിൻഫോറസ്റ്റ് പ്ലം, സലാക് തുടങ്ങി ഏതാണ്ട് 80ലധികം ഇനം വ്യത്യസ്ത ഫലവർഗങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തോട്ടം. ഇതിനുപുറമെ 60 വ്യത്യസ്തയിനം മാവുകൾ, 10 ഇനം പ്ലാവുകൾ, വിവിധയിനം പൈനാപ്പിൾ ഇവയൊക്കെയും തോട്ടത്തിലുണ്ട്. കേരളത്തിൽ അപൂർവമായി മാത്രം കൃഷിചെയ്യുന്ന അബിയുവാണ് ഇപ്പോൾ താരം. ആമസോണ്‍ കാടുകളില്‍ ഉത്ഭവിച്ചതെന്നു കരുതുന്ന അബിയു അരകിലോ മുതൽ 700 ഗ്രാം വരെ തൂക്കമുള്ളതാണ്. മാവൂരിലെ വ്യാപാരപ്രമുഖനായ ഷംസുദ്ദീൻ ഹാജിക്ക് കൃഷി രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. കച്ചവടത്തിരക്കിൽനിന്ന് ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് തിരിയാതെ കൃഷിയുടെ തിരക്കിലേക്കായിരുന്നു ഇറങ്ങിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിൽ കായ്ക്കുന്ന ഫലങ്ങളൊന്നും വിൽപനക്കുള്ളതല്ലെന്നതാണ് പ്രത്യേകത. സ്വന്തം ആവശ്യത്തിനും കൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമുള്ളതാണ് ഫലങ്ങളും പഴങ്ങളും. എല്ലാസമയത്തും ഏതെങ്കിലും ഒരു പഴം തോട്ടത്തിൽ വിളഞ്ഞുനിൽക്കും. എന്നാൽ ഈ പഴങ്ങൾ മുഴുവൻ ഇദ്ദേഹം പറിച്ചെടുക്കാറില്ല. മറിച്ച് പറമ്പിൽ വിളയുന്ന പഴങ്ങളിൽ 25 ശതമാനവും കിളികൾക്കും മറ്റുമുള്ളതാണെന്ന് ഷംസുദ്ദീൻ ഹാജി പറയുന്നു. ബാക്കിയുള്ളതാണ് മനുഷ്യർക്ക്. നാടൻ വളപ്രയോഗത്തിലൂടെയാണ് പഴവർഗങ്ങളെല്ലാം വിളയിക്കുന്നത്. നമ്പി നാരായണൻ ഭൂമി നൽകിയെന്ന ആരോപണം: എസ് വിജയന്റെ ഹർജി ഹൈക്കോടതി തള്ളി ടോളിവുഡ് താരത്തെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു; തലക്കും കണ്ണിനും പരിക്കേറ്റ നട പണ്ട് പണ്ട്, നോർവേയിൽ ട്രോണ്ട്ഹെയിം എന്ന കുഞ്ഞു പട്ടണത്തിൽ, നിദൽവാ നദിയുടെ തീരത്ത്, സാമുവേൽ സോമ്മെർസ്റ്റീൻ എന്ന ഒരു ആൾ താമസിച്ചിരുന്നു. അയാൾ തൻ്റെ ഭാര്യയുമൊത്ത് ഒരു കുഞ്ഞു വീട്ടിൽ ആണ് താമസിച്ചിരുന്നത്. ആ വീടിൻ്റെ പിൻവശത്ത് മുഴുവൻ കാടായിരുന്നു. മുൻവശത്തോ… ശാന്തമായി ഒഴുകുന്ന നിദൽവാ നദിയും. ആ കാട്ടിൽ സാമുവേലിൻ്റെ വീടിൻ്റെ അടുത്തേക്കായിട്ട് ഒരു കുഞ്ഞു തടാകമുണ്ടായിരുന്നു. ആ തടാകത്തിലോ, ബെർണാഡ് എന്ന തവള താമസിച്ചിരുന്നു. ബെർണാർഡിൻ്റെ ഒരേയൊരു കൂട്ടുകാരൻ ആരായിരുന്നു എന്നറിയാമോ? മാക്സ് എന്ന ചിവീട്. അവർ രണ്ടു പേരുമാണ് കുളത്തിലെ സംഗീത കച്ചേരി നടത്തിയിരുന്നത്. ഒരിക്കൽ ബെർണാർഡ് തവള, ഒരു വലിയ ഇലയിൽ ഇരുന്ന്, മയങ്ങുകയായിരുന്നു. ചീവീടോ, പുല്ലുകളുടെ മെത്തയിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു! അപ്പോഴാണ് ഒരു കലപില ശബ്ദം കേട്ടത്. മേരി പീറ്റേഴ്സൺ എന്ന് പേരുള്ള കടൽ കാക്ക. മേരി പീറ്റേഴ്സൺ ഒരു പൊങ്ങച്ചക്കാരി ആയിരുന്നു. അവർ ഒരു മീനിനെ ലാക്കാക്കി തടാകത്തിലേക്ക് പറന്നിറങ്ങിയതായിരുന്നു. മേരിക്ക് കണ്ണ് പിടിക്കാത്തതു കൊണ്ട് മീൻ ജീവനും കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ മൂപ്പത്തിയാര് ഒരു മരക്കൊമ്പിൽ ഇരുന്നു കലപില കലപില ബഹളം വെക്കുകയായിരുന്നു… ഇത് കേട്ടുണർന്ന ബെർണാഡ് തവള തല മാന്തി ഇങ്ങനെ പറഞ്ഞു: “ശ്ശോ! എന്തൊരു കഷ്ടാ…. ഒന്നുറങ്ങാനും സമ്മതിക്കില്ല… ഇതാരാപ്പാ ഇങ്ങനെ കലപില ബഹളം വെക്കുന്നത്!!” രണ്ടു പേരും കണ്ണ് തിരുമ്മി വന്നപ്പോൾ അതാ, മേരി കടൽക്കാക്ക കൊമ്പിലിരുന്ന് ബഹളം വെക്കുന്നു! അവരെ കണ്ടപ്പോൾ തന്നെ മേരി ഉറക്കെ ഉറക്കെ ചിരിക്കാൻ തുടങ്ങി- “ക കാക കാക്കക” എന്ന്. “നിങ്ങളൊക്കെ ഏതു നേരവും ഉറക്കമാണല്ലോ… ഈ കുളത്തിലും പുല്ലിലും ജീവിച്ചു ജീവിതം കുളമാക്കുകയാണോ? നിങ്ങളറിഞ്ഞോ പട്ടണത്തിൽ ഒരു കിനോ സെന്റർ (തീയേറ്റർ തുടങ്ങിയ കാര്യം? ആ ഒരുപാടു കടകളുള്ള കെട്ടിടത്തിൽ… അവിടെ സിനിമ ഇടുമത്രേ… നമ്മടെ നാല് വീടപ്പുറത്തെ മിറാൻഡ അമ്മച്ചി എൺപതാം വയസ്സിൽ അങ്ങോട്ട് പോയി സിനിമ കണ്ടത്രേ,” മേരി ഉറക്കെ ഉറക്കെ പറഞ്ഞു. “സിനിമയോ? അതെന്താ പുതിയ ഒരു സാധനം? ഈ മിറാൻഡ അമ്മച്ചി പോയി എന്ന് നിങ്ങളെങ്ങനെ അറിഞ്ഞു മേരി ചേട്ടത്തി,” ബെർണാഡ് തവള പുരികം ഉയർത്തി ചോദിച്ചു. “അതവരുടെ വളർത്തു നായ തോമാച്ചൻ പറഞ്ഞതാ. തോമാച്ചനേം കൊണ്ടുപോയത്രെ.” “അതിനു നായകളെ അവിടെ കയറ്റുമോ,” മാക്സ് ചീവീട് ചോദിച്ചു. “അയ്യേ ഇവൻ ഇതെന്തൊക്കെയാണ് പറയുന്നത്… തോമാച്ചൻ പിന്നെ നുണ പറയുമോ? അവൻ പോയി കാണുമല്ലോ… വലിയ സംഭവമാണ് ഈ സിനിമ… ഹോ ഇങ്ങനെ വലിയ വെള്ള ബോർഡിൽ അനങ്ങുന്ന ആളുകൾ… എന്താ ശബ്ദം ഇങ്ങനെ ഇടി വെട്ടുന്ന പോലെ അല്ലെ… ശ്ശോ! ഒന്ന് കാണേണ്ടത് തന്നെ!” മേരി ചേച്ചി കലപില തുടർന്ന് കൊണ്ടേയിരുന്നു. “നാശം! ഇവരിലാരാണ് പൊങ്ങച്ചം പറയുന്നത്? മേരി ചേട്ടത്തിയോ? അതോ ആ തോമാച്ചൻ നായയോ? ഇവർ പറയുന്നത് കേട്ടാൽ ഇവർ തന്നെ ആണ് സിനിമ കണ്ടുപിടിച്ചു ഉണ്ടാക്കിയതെന്ന് തോന്നുമല്ലോ… ഇതൊന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം. അതിനാദ്യം പോയി സിനിമ കാണണം. എന്താ ഒരു വഴി?” ബെർണാഡ് തവള മെല്ലെ ചീവീടിനോട് സ്വകാര്യം പറഞ്ഞു. “ബെർണാഡേ, എനിക്ക് ഒരു പ്ലാനുണ്ട്. ഇന്നലെ ഞാൻ സാമുവേൽ ചേട്ടൻ്റെ ബെഡ്‌റൂമിനരികിലെ റോസാപ്പൂ ചെടിയിലിരുന്നാണ് ഗാനമേള നടത്തിയത്. അപ്പോഴുണ്ടല്ലോ, മൂപ്പരുടെ ഭാര്യ കരോളിൻ ചേട്ടത്തി, മൂപ്പരെ ചീത്ത പറയുന്നത് കേട്ടു… പച്ചക്കറി തീർന്നു എന്നോ, ചീസ് തീരാറായി എന്നോ മറ്റോ പറഞ്ഞിട്ട്. എന്തായാലും നാളെ തന്നെ കടയിൽ പോയി വാങ്ങി വരാനാണ് മൂപ്പത്തിയാര് പറഞ്ഞത്. നാളെ സാമുവേൽ ചേട്ടൻ കാർ എടുത്ത് പോകുമെന്നാണ് തോന്നുന്നത്. അയാളുടെ കൂടെ കാറിൽ കയറി പോയാലോ, “മാക്സ് ചീവീട് പറഞ്ഞു. “ആഹാ… അത് കലക്കി… എന്നാൽ പിന്നെ നാളെ പോകാം. ഈ സിനിമ എന്താണെന്നു കണ്ടുപിടിച്ചിട്ട് തന്നെ കാര്യം,” ബെർണാഡ് തവള പറഞ്ഞു. പിറ്റേ ദിവസം, രണ്ടു പേരും നേരത്തെ എഴുന്നേറ്റ്‌ സാമുവേലിൻ്റെ പൊളിയാറായ കാറിൻ്റെ പിന്നിൽ പോയി ഒളിച്ചിരുന്നു. ഒരു 10 മണി ആയപ്പോഴേക്കും കരോളിൻ സാമുവേലിനെ ഉന്തി തള്ളി കാറിലേക്ക് കയറ്റി. പെട്ടെന്ന് അയാൾ ചാടി ഇറങ്ങി ഡിക്കി തുറന്നു എന്തോ എടുക്കുവാനായി പുറപ്പെട്ടു. ഞൊടിയിടയിൽ സാമുവേൽ കാണാതെ ബെർണാർഡും മാക്സും കാറിൻ്റെ ഡിക്കിയിലേക്ക് ചാടിക്കയറി. മുത്തശ്ശി ലിഫ്റ്റിൽ കയറി, സാവധാനം തിയേറ്ററിലേക്ക് നടന്നു കയറി ഒരു സീറ്റിൽ ഇരുന്നു. അതിനു അപ്പുറത്തുള്ള രണ്ടു സീറ്റിൽ ആരുമില്ലായിരുന്നു. അത് കൊണ്ട്, മുത്തശ്ശി ബാഗിൽ നിന്ന് കണ്ണാടി എടുത്ത് മിനുങ്ങുന്ന നേരം നോക്കി രണ്ടു പേരും ബാഗിന് വെളിയിലേക്ക് ചാടി അടുത്ത രണ്ടു സീറ്റുകളിലായി ഇരിപ്പുറപ്പിച്ചു. പൊടുന്നനെ തീയറ്ററിലെ ലൈറ്റ് അണച്ചു. സിനിമ തുടങ്ങാനായിരുന്നു അത്. ഇരുട്ട് കണ്ട ഉടനെ നമ്മുടെ മാക്സ് ചീവീട് രാത്രിയിലെന്ന പോലെ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി. സിനിമയിലെ സംഗീതമാണ് അതെന്നു എല്ലാവരും കരുതി. ബെർണാഡ് തവള മാക്സിൻ്റെ തലയിലൊരു ചൊട്ടു കൊടുത്തു. അപ്പോഴാണ് താൻ പുൽമെത്തയിലല്ല, തീയേറ്ററിലെ കസേരയിൽ ആണെന്ന് മാക്സിനു ഓർമ്മ വന്നത്. “ഇതെന്താണിത്‌ ആളെ പറ്റിക്കാനായി ഓരോരോ പരിപാടികൾ…” മാക്സ് മുറുമുറുത്തു. പെട്ടെന്നാണ് മുൻപിലുള്ള വെള്ള സ്‌ക്രീനിൽ കുറെ ആളുകൾ തെളിഞ്ഞു വന്നത്. ഉത്സവത്തിന് പാട്ടു വെച്ച പോലെ വളരെ ഉറക്കെ ആണ് എല്ലാവരും സംസാരിച്ചിരുന്നത്. ഇതൊക്കെ കണ്ടു ബെർണാർഡും മാക്സും വായും പൊളിച്ചിരുന്നു. പൊടുന്നനെ ആണ് വലിയ ഒരു മഴ പെയ്തത്… സിനിമയിൽ. അത് കേട്ടതോടെ ബെർണാഡ് തവള വെളിച്ചപ്പാടിനെ പോലെ ആഞ്ഞു തുള്ളി “ക്രോം ക്രോം” എന്ന് ആവേശത്തിൽ പാടാൻ തുടങ്ങി. തുള്ളൽ നിർത്തിയെങ്കിൽ അല്ലെ മാക്സിനു ബെർണാർഡിൻ്റെ വായ പൊത്താൻ പറ്റുമായിരുന്നുള്ളു! സിനിമ കണ്ടുകൊണ്ടിരുന്നവർ “ക്രോം ക്രോം” ശബ്ദം കേട്ട് ഞെട്ടി. ആരോ ലൈറ്റ് ഇട്ടു. സിനിമ നിർത്തി. യൂണിഫോമിട്ട ഏതൊക്കെയോ ആൾക്കാർ വന്നു സീറ്റുകൾ പരിശോധിക്കാൻ തുടങ്ങി. ലൈറ്റ് വീണപ്പോഴാണ്, മഴ സിനിമയിലാണെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും ബെർണാഡ് തവളക്കു മനസ്സിലാവുകയും അവൻ തുള്ളൽ നിർത്തുകയും ചെയ്തത്. വേഗം ചീവീടിനെയും കൊണ്ടവൻ സീറ്റിനടിയിൽ ഒളിച്ചു ശ്വാസമടക്കി നിൽക്കുവാൻ തുടങ്ങി. തവളയെ കുറെ തപ്പിയിട്ടും കിട്ടാഞ്ഞതിനാൽ, സിനിമ വീണ്ടും തുടങ്ങി. മെല്ലെ മെല്ലെ ബെർണാർഡും ബെർണാർഡിൻ്റെ ചുമലിൽ ഉള്ള മാക്സും സീറ്റിലേക്ക് വലിഞ്ഞ് കയറി. സിനിമ കഴിയാറായപ്പോൾ ഒന്ന് മയങ്ങിയ മുത്തശ്ശിയുടെ ബാഗിലേക്ക് അവർ ഊർന്നിറങ്ങി. സിനിമ കഴിഞ്ഞതോടെ ലിഫ്റ്റ് കയറി താഴെ എത്തിയ മുത്തശ്ശി, സാമുവേലിൻ്റെ കാറിനടുത്ത് നിർത്തിയിട്ട സ്വന്തം കാറിൻ്റെ അടുത്തേക്ക് നടന്നു. അതേ സമയത്ത് നമ്മുടെ സാമുവേൽ, വേച്ച് വേച്ച്, കാറ്റാടിയെ പോലെ ആടിയാടി, ഒരു കൊട്ട സാധനങ്ങളുമായി ആ വഴിക്ക് വന്നു അയാളുടെ കാറിൻ്റെ ഡിക്കി തുറന്നു. ബെർണാർഡും മാക്സും ഉന്നം തെറ്റാതെ ബാഗിൽ നിന്നും ഡിക്കിയിലേക്ക് ഒരൊറ്റ ചാട്ടം! Read More: ഉമ പ്രസീദ എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം തിരിച്ചെത്തുന്ന വരെ രണ്ടാളും മിണ്ടിയില്ല- സിനിമ കണ്ട ഞെട്ടൽ ചില്ലറ ഒന്നും ആയിരുന്നില്ലല്ലോ. വീട്ടിൽ തിരിച്ചെത്തി, ഭാര്യ കരോളിനോട് കാറിൻ്റെ ഡിക്കി തുറന്ന് സാമുവേൽ പറഞ്ഞു: “നോക്ക്… എത്ര സാധനങ്ങൾ ഞാൻ വാങ്ങി കൊണ്ട് വന്നെന്ന്! രണ്ടു മാസമപ്പുറത്തേക്ക് വരെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. നീ വിചാരിക്കും ഇതൊക്കെ കണ്ടാൽ… ഇങ്ങനെ ഒരു മിടുക്കനാണല്ലോ ഞാനെന്ന്!” “മനുഷ്യാ നിങ്ങളോട് ചൂൽ വാങ്ങാൻ പറഞ്ഞിട്ട് നിങ്ങള് ചോളം ആണല്ലോ വാങ്ങിക്കൊണ്ടു വന്നത്. സ്ട്രോബെറി പറഞ്ഞപ്പോൾ കൊണ്ട് വന്നത് ബ്ലൂബെറി. നിങ്ങൾക്ക് വയസ്സായി… നിങ്ങളെ കൊണ്ട് ഞാൻ തോറ്റു!” “സ്ട്രോബെറി ആയാലും ബ്ലൂബെറി ആയാലും ബെറി തന്നെ അല്ലെ… നീ ക്ഷമിക്ക്…” സാമുവേലിൻ്റെയും ഭാര്യയുടെയും വഴക്കു തുടങ്ങിയപ്പോൾ, ആ തക്കത്തിന് ബെർണാർഡും മാക്സും ചാടി കുളക്കടവിലേക്ക് ഓടി. അവിടെ കുളത്തിൽ നിന്ന് കുറെ വെള്ളം കുടിച്ച ശേഷമാണ് അവർ ഒന്ന് മിണ്ടിയത്. “എന്നാലും എന്തായിരുന്നു ആ സിനിമ… ആ മേരി ചേട്ടത്തി ഇങ്ങു വരട്ടെ… അവരുടെ മേൽ ഈ തണുത്ത വെള്ളം കോരി ഒഴിക്കണം. എന്തൊക്കെയാണ് നമ്മളെ പറഞ്ഞു പിടിപ്പിച്ചത്,” ബെർണാഡ് തവള ദേഷ്യത്തോടെ പറഞ്ഞു. “അതെ അതെ. ഒന്നും പറയണ്ട! ഇരുട്ടായാൽ നിലവിളിക്കണമെന്ന് ഞങ്ങൾ ചീവീടുകളുടെ നിയമമാണ്… സിനിമ ആയാലെന്ത്… അല്ലെങ്കിലെന്ത്. പക്ഷെ സമ്മതിക്കില്ലല്ലോ. ശ്ശോ! ഇരുട്ട് കണ്ടാൽ പിടിച്ചു നില്ക്കാൻ പറ്റില്ല. പാടാൻ. തോന്നും… എന്തൊരു കഷ്ടമാണ്,” മാക്സ് പിറുപിറുത്തു. “മഴ പെയ്താലോ… മിണ്ടാതെ നോക്കി ഇരിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ല… ഞാൻ ഒന്ന് ‘ക്രോം ക്രോം’ എന്ന് പാടിയതിനാണ് അത്രയും ബഹളം! നമുക്കിഷ്ടമുള്ളതു കണ്ടാൽ നമ്മൾ മിണ്ടാതിരിക്കണമോ?” അപ്പോഴാണ് ആ വഴിക്ക് നമ്മുടെ മേരി കടൽകാക്ക ചേട്ടത്തി പറന്നു വന്നിരുന്നത്. “എന്തായി കുഞ്ഞുങ്ങളെ സിനിമ കണ്ടോ? എങ്ങനെ കാണാനാണ് അല്ലെ? നിങ്ങളൊക്കെ കുളമായിട്ടല്ലേ ജീവിക്കുന്നത്… യാത്ര പോകൂ ലോകം കാണൂ. സിനിമ കാണൂ…” നിർത്താതെ ചിലച്ചുകൊണ്ടിരുന്ന മേരി ചേട്ടത്തിയെ കണ്ടപ്പോൾ തന്നെ ബെർണാർഡും മാക്സും ദേഷ്യം മൂത്തു ചുവന്നു തുടുത്ത് തക്കാളി പോലെ ആയി. അവർ, അവിടെ സാമുവേൽ ഉപേക്ഷിച്ചു പോയ ഒരു പഴയ ബക്കറ്റിൽ, കുളത്തിൽ നിന്നുള്ള തണുത്ത വെള്ളം പകർത്തി മേരി ചേട്ടത്തിയുടെ ദേഹത്തേക്ക് ഒരേറ്! തണുത്ത് ചിറകൊക്കെ തരിച്ചു പോയ മേരി ചേട്ടത്തി, ജീവനും കൊണ്ട് ഞൊണ്ടി ഞൊണ്ടി കുറെ ദൂരം ഓടി പിന്നെ മെല്ലെ പറന്നു… പിന്നീട് ഒരിക്കലും അവർ സിനിമയുടെ കാര്യം പറഞ്ഞ് ആ വഴിക്ക് പറന്നിട്ടില്ല… മഴ, നദി-കുട്ടികളുടെ നോവൽ അഞ്ചാം ഭാഗം ‘നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു’; മോനിഷയെ ഓർത്ത് മനോജ് കെ ജയൻ ‘വെട്ടിയിട്ട വാഴത്തണ്ടു പോലെ’, വൈകാരികമായി ഉപയോഗിക്കപ്പെട്ട ഡയലോഗ്; ‘മാർക്കറി’നെ കുറിച്ച് വി.എ ശ്രീകുമാർ സന്ദീപിന്റേത് നിഷ്ഠൂര കൊലപാതകം; കുടുംബത്തെ സിപിഎം സംരക്ഷിക്കും: കോടിയേരി കറുപ്പിൽ രാജകുമാരിയെ പോലെ കരിഷ്മ കപൂർ; ചിത്രങ്ങൾ ‘പൂർണിമയുടെ വീട്ടിൽ എല്ലാവരും നേരത്തെ വിവാഹം കഴിക്കും’, ഇന്ദ്രജിത്ത് കല്യാണക്കാര്യം അവതരിപ്പിച്ചത് ഇങ്ങനെ; മല്ലിക സുകുമാരൻ ഓർക്കുന്നു കൊച്ചി: കേരളത്തില്‍ 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി അമ്മ ജീവനൊടുക്കി കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ Shareപാല: തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പെരിയയില്‍ തോറ്റതിന് സി.പി.എം തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്നും, പ്രതികള്‍ക്ക് സി.പി.എമ്മുമായാണ് ബന്ധമെന്നും മുരളീധരന്‍ ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. സത്യം പറഞ്ഞ… മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍ ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭീതി വിതച്ച് കോവിഡ് പടരുന്നു; 29 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പോസിറ്റീവ് പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍ അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പെരുമ്പെട്ടി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോ?ഗിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സബീന. മക്കള്‍: മുഹമ്മദ്ഷാ, മുഹമ്മദ് ഷെമീര്‍, മുഹമ്മദ്‌ഷെഹീന്‍. നജീബിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചുങ്കപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആര്‍എസ് എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ സ്വകാര്യ ബസിന്റെ മത്സരയോട്ടത്തിനിടയില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍ Shareതിരുവനന്തപുരം: തിരുവല്ലയില്‍ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആര്‍.എസ്.എസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക സംഘത്തെ നിയോഗിച്ചത് ബി.ജെ.പിയാണെന്നും, കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പോലീസ് പറഞ്ഞതായി അറിയില്ലെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ കൊലപാതകം എന്ന്… ലൈഫ് പദ്ധതി; അനാഥ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ കര്‍ണാടകയില്‍ ഭീതി വിതച്ച് കോവിഡ് പടരുന്നു; 29 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പോസിറ്റീവ് നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു; 13പേര്‍ കൊല്ലപ്പെട്ടു സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍ ബട്ടർമിൽക് തയാറാക്കാൻ ആറു ടേബിൾസ്പൂൺ പാലും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് യോജിപ്പിച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക. മൈദ, ഗോതമ്പ്, ഉപ്പ്, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ ഇവയെല്ലാം ചേർത്ത് അരിച്ചു വയ്ക്കുക. ഒരു ബൗളിൽ സ്പൂൺ ഉപയോഗിച്ച് പഴം നന്നായി ഉടയ്ച്ചു വയ്ക്കാം. ഇതിലേക്ക് മുട്ടയും വാനില എസ്സൻസും ചേർത്ത് നല്ലതുപോലെ ഒരു വിസ്‌ക് കൊണ്ട് യോജിപ്പിയ്ക്കുക. അതിൽ ഒരു കപ്പ് ശർക്കരയും രണ്ടു ടേബിൾസ്പൂൺ പഞ്ചസാരയും ചേർക്കുക. പഞ്ചസാര ചേർക്കുമ്പോൾ മഫിൻ സോഫ്റ്റ് ആകും പഞ്ചസാരയും മുട്ടയും പഴവും ഒന്ന് യോജിപ്പിച്ച ശേഷം ഓയിൽ, പട്ട പൊടിച്ചത് എന്നിവ ചേർക്കുക. ശേഷം അരിച്ചു മാറ്റിവച്ചേക്കുന്ന പൊടികൾ ചേർക്കുക. കട്ടപിടിക്കാതെ നന്നായി യോജിപ്പിക്കുക. ഒരുപാട് മിക്സ് ചെയ്യാൻ പാടില്ല. തയാറാക്കി വച്ചിരിക്കുന്ന ബട്ടർമിൽക് ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇനി മാവ് മൂന്ന് ബൗളിലേക്ക് മാറ്റുക. ഒരു പകുതി കൊക്കോ പൗഡറിലും ഒരു പകുതിയിൽ റെഡ് കളറും പാല് ചേർത്തും ഒരു പകുതി അങ്ങനെയേ മിക്സ് ചെയ്തു ചേർക്കുക കപ്പ്കേക്ക് മോൾഡിലോട്ടു ഒഴിച്ചതിനു ശേഷം 20 മിനിറ്റ് ബേക്ക് ചെയ്യുക. 5 മിനിറ്റ് ചൂട് മാറാൻ വച്ചതിനു ശേഷം മോൾഡിൽ നിന്ന് ഓരോ മഫിൻ വീതം എടുത്തു മാറ്റുക. നന്നായി തണുത്തതിനു ശേഷം മാത്രം കഴിയ്ക്കുക മുല്ലപ്പെരിയാർ: മുൻകരുതലുകൾ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ചീഫ് സെകട്ടറി മുല്ലപ്പെരിയാർ: മുൻകരുതലുകൾ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ചീഫ് സെകട്ടറി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഒക്ടോബർ 16 മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്നാടുമായി ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവരോടും മേൽ വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരള മുഖ്യമന്ത്രി തമിഴ് നാട് മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി 2018 ലെ ഇടക്കാല ഉത്തരവിൽ കേരളത്തിലെ പ്രളയ സാഹചര്യം നിയന്ത്രിക്കുന്നതിനായി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് ക്രമീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. കോടതിയിൽ തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്ന കേസിന്റെ ഭാഗമായി, 139 അടിയിലേക്ക് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവിനായി അപേക്ഷ സമർപ്പിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയതിൽ നിന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. Tags: ഡോ. വി.പി. ജോയ്, മുല്ലപ്പെരിയാർ കരുതലോടെ മുന്നോട്ട്; വിദ്യാര്‍ത്ഥികള്‍ക്കായി ഹോമിയോപ്പതി മരുന്ന് വിതരണം ആരംഭിച്ചു WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. വില്ലേജ് ഓഫീസിന് സമീപം ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം; ഇവ മനുഷ്യരിൽ മസ്തിഷ്ക രോഗത്തിനു കാരണമാകുമെന്ന് റിപ്പോർട്ടുകൾ പഴയന്നൂർ: വില്ലേജ് ഓഫിസ് വളപ്പിലും സമീപത്തും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകം. വില്ലേജ് ഓഫിസ് കെട്ടിടങ്ങൾ, ചുറ്റുമതിലുകൾ, സമീപത്തുള്ള ഡോക്ടറുടെ മതിൽ, പഞ്ചായത്ത് ഓഫിസ് മതിൽ, ചെടികൾ എന്നിവിടങ്ങളിലായി… പീച്ചി ഡാമിന്റെ ഷട്ടറുകൾ നാല് മാസമായ് തുറന്ന് തന്നെ; സമീപകാല ചരിത്രത്തിൽ ഇതാദ്യം പീച്ചി: ജലനിരപ്പ് കൂടിയതിനെ തുടർന്ന് പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ട് 4 മാസം തികഞ്ഞു. ഇടവേളകളില്ലാതെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി 4 മാസം തുടർച്ചയായി വെള്ളം തുറന്നുവിടുന്നതു… റ്റോഷ്മ ബിജു വർഗീസ് കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. അതുപോലെ തന്നെ നിങ്ങൾ ദൂര യാത്ര പോകുന്നവർ ആണെങ്കിൽ കേടാകാതെ ഇവ… മന്ത്രിയെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്‌തു; സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വീണ ജോർജിന് രൂക്ഷ വിമർശനം പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതി‍‍‍ജ്ഞ ചെയ്തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിർപ്പ് രക്ഷപ്പെടുത്തി. മന്ത്രിയെ… കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; വിദ്യാർത്ഥികൾക്കിടയിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് നടപടി ബാംഗ്ലൂർ: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി കർണ്ണാടക ഗവണ്മെന്റ്. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടും. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ… കളി കളങ്ങൾ വീണ്ടും കാലിയാകുന്നു; വൈറസ് ബാധിത രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി വിവിധ രാജ്യങ്ങൾ; ഒമിക്രോൺ വൈറസിനെ നേരിടാൻ അതീവ ജാഗ്രതയോടെ അധികൃതർ; ജന ജീവിതം സ്തംഭിക്കുമോ, ലോകം വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്കോ? കോവിഡ് വാക്സിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഒമൈക്രോൺ’ (Omicron) ലോകത്തിന് ഉയർത്തുന്നത് വലിയ ഭീഷണിയാണ്. മാസ്കും വാക്സിനും എല്ലാം അപ്രസക്തമാക്കുന്ന പുതിയ വൈറസ് ഭീകരന്റെ വ്യാപന ശേഷിയും… ഒമിക്രോൺ; നെതർലൻഡ്സ്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവെച്ചു; അടുത്ത വർഷം പരമ്പര നടത്താൻ സാധ്യത ദക്ഷിണാഫ്രിക്കയിൽ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് നെതർലൻഡ്സ്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര മാറ്റിവെച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തവർഷം പരമ്പര നടത്താൻ… കൊച്ചിയിലെ മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടു കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ച സംഭവത്തിൽ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്… കുതിരാനിൽ വീണ്ടും ഗതാഗത കുരുക്ക്; മൂന്ന് കിലോമീറ്ററിലധികം ദൂരം വാഹനങ്ങളുടെ നീണ്ട നിര കുതിരാന്‍ തുരങ്കത്തില്‍ വന്‍ ഗതാഗത തടസ്സം. മൂന്ന് കിലോമീറ്ററിലധികം ദൂരം കുരുക്കിൽ പെട്ട് കിടക്കുകയാണ് വാഹനങ്ങൾ. നിലവില്‍ തുരങ്കത്തിന്റെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ… പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ല; അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്, തീരുമാനം ഉടനടി പ്രാബല്യത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍… കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ചിലര്‍ തെറ്റിദ്ധരിച്ചത് പോലെ ഉറക്കത്തിന്റെയും, ആലസ്യത്തിന്റെയും, നിര്‍ജീവതയുടെയും മാസമല്ല റമദാന്‍. പോരാട്ടത്തിന്റെയും, ആരാധനകളുടെയും, പ്രവര്‍ത്തനനൈരന്തര്യത്തിന്റെയും മാസമാണത്. അതിനാലാണ് സന്തോഷത്തോടും, ആഹ്ലാദത്തോടും, പുഞ്ചിരിയോടും കൂടി നാമതിനെ സ്വീകരിക്കുന്നത്. നോമ്പനുഷ്ഠിക്കാന്‍, ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍, വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത മാസമാണല്ലോ അത്. സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന, നരകത്തിലേക്കുള്ള വഴികള്‍ പാടെ അടച്ച് കളയുന്ന, പിശാചുക്കള്‍ ബന്ധിക്കപ്പെടുന്ന മാസത്തില്‍ സന്തോഷിക്കാതിരിക്കാനം നമുക്കെങ്ങനെ സാധിക്കും? നമ്മുടെ യുവത്വം, ആരോഗ്യം, ജീവിതം തുടങ്ങിയവയെ ദൈവത്തിനായുള്ള അനുസരണത്തിന് നാം ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹുവുമായുള്ള നമ്മുടെ കരാര്‍ പുതുക്കുകയാണ് നാം. സത്യസന്ധമായ പശ്ചാത്താപത്തിലൂടെ, ആത്മാര്‍ത്മായ പ്രാര്‍ത്ഥനയിലൂടെ. അവന്റെ കല്‍പനകള്‍ അനുസരിക്കുന്നതിലൂടെ, നിരോധനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിലൂടെ. നാം വിജയിക്കുന്നതിന് വേണ്ടി. ‘സമ്പത്തും സന്താനങ്ങളും പ്രയോജനപ്പെടാത്ത ദിനത്തില്‍. പവിത്രമായ ഹൃദയത്തോടെ അല്ലാഹുവിനെ കണ്ട്മുട്ടുന്നവന്നല്ലാതെ’ ശുഅറാഅ് 88, 89)അല്ലാഹു പറഞ്ഞത് എത്ര സത്യം. ‘അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചവനാണ് മഹത്തായ വിജയം വരിച്ചവന്‍’ അഹ്‌സാബ് 71. മരിക്കുന്നത് വരെ നന്മകള്‍ ചെയ്യാനും, തിന്മകള്‍ വര്‍ജ്ജിക്കാനുമുള്ള പ്രേരകമാണത് ഹിജര്‍ 99). നോമ്പും നമസ്‌കാരവും വിശ്വാസവും പുലര്‍ത്തുമെന്ന നിശ്ചദാര്‍ഢ്യത്തോടെയാണ് നാം റമദാനെ സ്വീകരിക്കേണ്ടത്. കേവലം ആചാരമോ, അനുകരണമോ അല്ല ഇത്. നമ്മുടെ അവയവങ്ങള്‍ ദുഷ്പ്രവര്‍ത്തികളില്‍ നിന്നും, മോശമായ സംസാരങ്ങളില്‍ നിന്നും നോമ്പനുഷ്ഠിക്കേണ്ടതുണ്ട്. നരകമോക്ഷത്തിനും, പാപമോചനത്തിനും അവ നമ്മുടെ സഹായിയാവേണ്ടതുണ്ട്. നോമ്പിന് ചില മര്യാദകളുണ്ട്. അത്താഴം പരമാവധി പിന്തിപ്പിക്കുകയും നോമ്പുതുറ പരമാവധി മുന്തിക്കുകയും ചെയ്യണം. നന്മകള്‍ അധികരിപ്പിക്കുകയും, അസഭ്യത്തെയും അക്രമത്തെയും ക്ഷമയോടും സഹനത്തോടും നേരിടുകയും ഉത്തമമായത് കൊണ്ട് പ്രതിരോധിക്കുകയും ചെയ്യണം. ആരാധനകളുടെ ആണിക്കല്ലാണ് ആത്മാര്‍ത്ഥത. ദൈവപ്രീതി മാത്രം കാംക്ഷിച്ച് ചെയ്യുന്ന കര്‍മങ്ങളേ അവന്‍ സ്വീകരിക്കുകയുള്ളൂ. സല്‍ക്കര്‍മമെന്നാല്‍ കര്‍മം മാത്രം മഹത്തരമായാല്‍ പോരാ മറിച്ച് അതിന്റെ പിന്നിലെ താല്‍പര്യവും ഉന്നതമായിരിക്കണം. പ്രവാചകമാതൃക പിന്തുടര്‍ന്ന് അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച് രാത്രിനമസ്‌കാരം പതിവാക്കണം. കഴിഞ്ഞ് പോയ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അവ മാത്രം പര്യാപ്തമാണ്. റമദാനിലെ അവസാന പത്തുകള്‍ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന, പശ്ചാത്താപം തുടങ്ങിയ സല്‍ക്കര്‍മങ്ങള്‍ കൊണ്ട് ജീവസ്സുറ്റതാക്കണം. ലൈലതുല്‍ ഖദര്‍. അഥവാ വിധിനിര്‍ണയ രാവിനെ വരവേല്‍ക്കാന്‍ എപ്പോഴും തയ്യാറായിരിക്കണം. വിശുദ്ധ ഖുര്‍ആന്റെ അവതരണം കൊണ്ട് അല്ലാഹു പവിത്രമാക്കിയ രാവാണത്. മാലാഖമാരും, അവരുടെ മുന്‍നിരയില്‍ ജിബരീലും അന്ന് ആഗതമാവും. അവസാന പത്ത് ദിവസങ്ങളില്‍ ഭജനമിരിക്കാറുണ്ടായിരുന്നു പ്രവാചകന്‍. പത്‌നിമാരില്‍ നിന്നും അകന്ന് ദൈവചിന്തയില്‍ കഴിച്ചുകൂട്ടുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പാരായണവും, അതിനെക്കുറിച്ച ചിന്തയും, അതിന്റെ മാര്‍ഗത്തിലുള്ള സഞ്ചാരവും തന്നെയാണ് അടിസ്ഥാനം. ‘എന്റെ മാര്‍ഗം പിന്‍പറ്റിയവന്‍ വഴിതെറ്റുകയോ, ദൗര്‍ഭാഗ്യമേല്‍ക്കുകയോ ചെയ്യുകയില്ല’ (ത്വാഹ 123) എന്നത് ഖുര്‍ആനിക വാഗ്ദാനമാണല്ലോ. മറ്റുള്ളവരോട് ചേര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് പുണ്യകരമാണ്. അല്ലാഹുവില്‍ നിന്നും സമാധാനം ലഭിക്കാനും, കാരുണ്യം കൊണ്ട് പൊതിയാനും, മാലാഖമാരുടെ സംരക്ഷണം നേടാനും, അല്ലാഹുവിന്റെ അടുത്ത് സ്മരിക്കപ്പെടാനും അത് കാരണമാവുമെന്ന് പ്രവാചകന്‍ തിരുമേനി (സ) അറിയിച്ചിട്ടുണ്ട്. നോമ്പ് തുറക്കുന്ന സമയത്ത് പ്രാര്‍ത്ഥിക്കുകയെന്നത് സുപ്രധാനമാണ്. അല്ലാഹു പ്രത്യേകമായി ഉത്തരം നല്‍കുന്ന പ്രാര്‍ത്ഥനയാണത്. തന്റെ സമയങ്ങള്‍ അവ എത്ര ചെറുതാണെങ്കിലും ഇബാദത്തുകളിലും മറ്റ് പുണ്യകരമായ പ്രവര്‍ത്തനങ്ങളിലും ചെലവഴിക്കാന്‍ വിശ്വാസി ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. റമദാനിലെ സമയങ്ങള്‍ക്ക് പകരമില്ല. അവക്ക് വിലനിര്‍ണയിക്കാനും സാധ്യമല്ല. അതിനാല്‍ സൂക്ഷ്മതയോടെ സമയം വ്യവസ്ഥപ്പെടുത്തണം. അവയെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന ബോധം ഹൃദയത്തില്‍ സജീവമാക്കണം. ദൈവിക കാരുണ്യം പ്രതീക്ഷിച്ച്, അവന്റെ ശിക്ഷയെ ഭയന്ന് അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ദൃഢമായി വിശ്വസിച്ച് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ദൈവബോധമാണ് കര്‍മങ്ങളെ സ്വീകാര്യയോഗ്യമാക്കുന്നതെന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ‘തീര്‍ച്ചയായും അല്ലാഹു ദൈവബോധമുള്ളവരില്‍ നിന്നാണ് കര്‍മം സ്വീകരിക്കുക’ അല്‍മാഇദ 27) by ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ഫിത്ര്‍ സകാത്ത് മഹല്ലിന് പുറത്ത് നല്‍കാമോ? മസ്ജിദുല്‍ ഹറാമില്‍ നോമ്പുതുറക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടോ? പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ജിദ്ദ വിദേശത്തുള്ള പ്രവാസ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും തിരുവനന്തപുരം കോവിഡിന്റെ � കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ ജിദ്ദ ഏഴു രാജ്യങ്ങള്‍ക്ക് � ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശിക� കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപ ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്� യു.എ.ഇയുടെ നിയമവ്യവസ്ഥയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിന് അംഗീകാരം ദുബൈ സാമൂഹിക സ്ഥിരത സുരക് ഷാര്‍ജയില്‍ ജോലിസ്ഥലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്ത് 23 വയസുകാരനായ നേപ്പാള്‍ സ്വദേശി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായ മേഖലാ പ്രദേശമായ നമ്പര്‍ ആറില്‍ തിങ്കളാഴ്ചയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ കെട്ടഴിച്ച്‌ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സഹജോലിക്കാര്‍ പോലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തുകയും യുവാവിന്‍റെ മൃതദേഹം നീക്കം ചെയ്യുകയും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആത്മഹത്യ തന്നെയാണെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി. രക്ത സാമ്പിള്‍ മാറ്റിയ കേസില്‍ കുവൈറ്റില്‍ മലയാളി നേഴ്സിന് അഞ്ച് വര്‍ഷം തടവ് ട്രാഫിക് പിഴവുകളില്‍ ഇളവ് പ്രഖ്യാപിച്ച് യു.എ. ഇ ഭരണാധികാരി ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ യുഎഇയുടെ 50ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി 870 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈ? കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ? ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരം ഒമാനി എഴുത്തുകാരിക്ക് മസ്കത്ത് ഈ വര്‍ഷത്തെ ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരത്തിന് ബുക്കര്‍ പ്രൈസ് അവാര്‍ഡ് ജേതാവും ഒമാനി എഴുത്തുകാരിയുമ ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശികളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിനേഷന്‍ ക്യാമ്പുകള്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് ആശ്വാസമാകുന്നു വിവി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ എംബസി ഒപണ്‍ ഹൗസ് സംഘടിപ്പിച്ചു ഭാരത് ബയോടെക് ഇ?? പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ കേരള കോൺഗ്രസ്-എം കരുത്താർജിക്കുന്നു. പാർട്ടിയുടെ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചതോടെ വിവിധ പാർട്ടികളിൽ നിന്നു രാജിവെച്ച് ചേരുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നു നിരവധി പേർ അംഗത്വമെടുത്തു കേരളാ കോൺഗ്രസ്-എമ്മിന്‍റെ ഭാഗമായി. ബിനേഷ് ജോൺ കിഴക്കേടത്ത്, ജോൺസൺ വർക്കി, കെ.ജെ. ജോസ്, ബിനു വി.സി. വള്ളിപ്പറമ്പിൽ, സി.ടി. ബെന്നി ചന്ദ്രൻകുന്നേൽ, മാത്തുക്കുട്ടി പാലത്തുംതലക്കൽ, സന്തോഷ് ജോസഫ് കൂനന്തടത്തിൽ എന്നിവരെ കേരള കോൺഗ്രസ്-എം ജില്ലാ ജനറൽ സെക്രട്ടറി ബേബി കാപ്പുകാട്ടിൽ ഷാൾ അണിയിച്ചു സ്വീകരിച്ചു മെമ്പർഷിപ്പു നൽകി. ചക്കിട്ടപാറ പഞ്ചായത്തിലെ കോൺഗ്രസിന്‍റെ നിർജീവാവസ്ഥയാണു രാജിവെക്കാൻ കാരണമെന്നു ഈ പ്രവർത്തകർ പറഞ്ഞു. ഡൽഹി കർഷക സമര ഭടന്മാർക്ക് കേരള കർഷക യൂണിയൻ- എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ10001 പച്ച തേങ്ങ അയച്ചു കൊടുക്കുന്ന പരിപാടി വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്‍റ് ജോസ് കുട്ടി പുരയിടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുരേന്ദ്രൻ പാലേരി, നിയോജക മണ്ഡലം പ്രസിഡന്‍റ് ശ്രീധരൻ മുതുവണ്ണാച്ച, വനിതാ കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് എൽസി ബേബി, ബേബി കൂനന്താനം, സജീഷ് കോശി, അഡ്വ. ജയ്സൻ ജോസഫ്, രാമദാസ് കുനിയിൽ, എ.എസ്. ഭാസ്കരൻ, അബ്രഹാം പള്ളിത്താഴത്ത്, ചാക്കോ മംഗലത്ത്, സി.ജെ.ജോൺ, സി.ടി. ആന്‍റണി, സൗദ നാസർ, ജോയി പനമറ്റത്തിൽ, കുര്യൻ ജോസഫ്, ബേബി കുരിശുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട്: ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 26 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ‌ പുരുഷ വിഭാഗത്തിൽ മല അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം കോഴിക്കോട്: അട്ടപ്പാടിയിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെ യുവതിയുടേയും ഗർഭസ്ഥശിശുവിന്‍റേയും മരണം: ഒരാൾ അറസ്റ്റിൽ മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോല കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കിടക്കാൻ നിർമിച്ച ടേബിൾ ടോപ്പ് ക്രോസിംഗ് കാൽനടക്കാർക്കും വാ വീട്ടമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു കോഴിക്കോട്: വഴിവെട്ടുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് പയ്യോളി കൊളാവിപ്പാലത്ത് വീട്ടമ്മയ്ക്കു നേരെ ആക്രമണം. ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം കോഴിക്കോട്: പുതിയപാലം ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം. ശ്മശാനത്തിനായി സ്വകാര്യവ്യക്തി കോർപറേഷന് പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി പോളിടെക്നിക് ആരംഭിക്കണമെന്ന് സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പ മന്ത്രി ആന്‍റണി രാജുവിന്‍റെ ഭീഷണി പിൻവലിക്കണമെന്ന് കോഴിക്കോട്: കെഎസ്ആർടിസി തൊഴിലാളികളുടെടെ ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ തന്നെ ഉടൻ നടപ്പിലാക്കുന്നതിനൊപ്പ തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള ഹരിതാങ്കണം ജൈവ പച്ചക്കറി അടുക്കളത്തോട്ട നിർമാണ പദ്ധതി ഫൊ കര്‍ഷകപ്രക്ഷോഭത്തിലേതു പോലെ ഇന്ധന വിലയിലും മോദിക്ക് മുട്ടുമടക്കേണ്ടി വരും: താരിഖ് അന്‍വര്‍ കോഴിക്കോട്: കര്‍ഷക പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയതുപോലെ ഇന്ധന വില വര്‍ധനവിനെതിരെ വീട്ടമ്മമാരുള്‍പ്പെടെ കോഴിക്കോട് കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്ര താമരശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താമരശേരി മണ്ഡലം കൺവൻഷൻ കെപിസിസി അംഗം എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെഎസ്ടിയു കോഴിക്കോട്: സകൂൾ ഉച്ചഭക്ഷണ പദ്ധതിയുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണമെന്ന് കേരള ഉപേക്ഷിച്ച പാലങ്ങളും പഴയ കെഎസ്ആർടിസി ബസുകളുമെല്ലാം ഭക്ഷണശാലകളാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ് കോഴിക്കോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് ഫെഡറേഷൻ സ്ഥാപക ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.എ. മുഹ കടമേരിയിലെ ഗുണ്ടാ അക്രമം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ നാദാപുരം: കടമേരിയിൽ അക്രമം നടത്തിയ കണ്ണൂർ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കോടഞ്ചേരി: കർഷകർക്കായി പുതിയതരം ജൈവവള നിർമാണം. കോടഞ്ചേരിയിലെ കർഷകരായ തിരുമല ഷാജി, അലക്സ്‌ മണിമല എന്നിവരാണ് പ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയില്‍ കോഴിക്കോട്: അശോകപുരത്ത് വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് നിധീഷിനെ(36) പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ഒ പേരാമ്പ്ര: ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന്‍റെ ഉത്തരവാദിത്വം മുസ്ലിം മത നേതൃത്വത്തിന് മേൽ കെട്ടിവെച്ച് സംഘപരിവാ കാറ്റിൽ തെങ്ങു വീണു വീടു തകർന്നു പേരാമ്പ്ര: കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു. കണ്ണിപ്പൊയിൽ സുരേന്ദ്രന്‍റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാ കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ കോഴിക്കോട്: ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 26 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ‌ പുരുഷ വിഭാഗത്തിൽ മല അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം കോഴിക്കോട്: അട്ടപ്പാടിയിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെ യുവതിയുടേയും ഗർഭസ്ഥശിശുവിന്‍റേയും മരണം: ഒരാൾ അറസ്റ്റിൽ മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോല കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കിടക്കാൻ നിർമിച്ച ടേബിൾ ടോപ്പ് ക്രോസിംഗ് കാൽനടക്കാർക്കും വാ വീട്ടമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു കോഴിക്കോട്: വഴിവെട്ടുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് പയ്യോളി കൊളാവിപ്പാലത്ത് വീട്ടമ്മയ്ക്കു നേരെ ആക്രമണം. ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം കോഴിക്കോട്: പുതിയപാലം ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം. ശ്മശാനത്തിനായി സ്വകാര്യവ്യക്തി കോർപറേഷന് പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി പോളിടെക്നിക് ആരംഭിക്കണമെന്ന് സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പ മന്ത്രി ആന്‍റണി രാജുവിന്‍റെ ഭീഷണി പിൻവലിക്കണമെന്ന് കോഴിക്കോട്: കെഎസ്ആർടിസി തൊഴിലാളികളുടെടെ ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ തന്നെ ഉടൻ നടപ്പിലാക്കുന്നതിനൊപ്പ തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള ഹരിതാങ്കണം ജൈവ പച്ചക്കറി അടുക്കളത്തോട്ട നിർമാണ പദ്ധതി ഫൊ കര്‍ഷകപ്രക്ഷോഭത്തിലേതു പോലെ ഇന്ധന വിലയിലും മോദിക്ക് മുട്ടുമടക്കേണ്ടി വരും: താരിഖ് അന്‍വര്‍ കോഴിക്കോട്: കര്‍ഷക പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയതുപോലെ ഇന്ധന വില വര്‍ധനവിനെതിരെ വീട്ടമ്മമാരുള്‍പ്പെടെ കോഴിക്കോട് കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്ര താമരശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താമരശേരി മണ്ഡലം കൺവൻഷൻ കെപിസിസി അംഗം എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെഎസ്ടിയു കോഴിക്കോട്: സകൂൾ ഉച്ചഭക്ഷണ പദ്ധതിയുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണമെന്ന് കേരള ഉപേക്ഷിച്ച പാലങ്ങളും പഴയ കെഎസ്ആർടിസി ബസുകളുമെല്ലാം ഭക്ഷണശാലകളാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ് കോഴിക്കോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് ഫെഡറേഷൻ സ്ഥാപക ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.എ. മുഹ കടമേരിയിലെ ഗുണ്ടാ അക്രമം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ നാദാപുരം: കടമേരിയിൽ അക്രമം നടത്തിയ കണ്ണൂർ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കോടഞ്ചേരി: കർഷകർക്കായി പുതിയതരം ജൈവവള നിർമാണം. കോടഞ്ചേരിയിലെ കർഷകരായ തിരുമല ഷാജി, അലക്സ്‌ മണിമല എന്നിവരാണ് പ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയില്‍ കോഴിക്കോട്: അശോകപുരത്ത് വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് നിധീഷിനെ(36) പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ഒ പേരാമ്പ്ര: ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന്‍റെ ഉത്തരവാദിത്വം മുസ്ലിം മത നേതൃത്വത്തിന് മേൽ കെട്ടിവെച്ച് സംഘപരിവാ കാറ്റിൽ തെങ്ങു വീണു വീടു തകർന്നു പേരാമ്പ്ര: കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു. കണ്ണിപ്പൊയിൽ സുരേന്ദ്രന്‍റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാ കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod പട്ടയഭൂമിയിലെ കെട്ടിടനിർമാണം അടിയന്തരമായി നിയമനിർമാണം നടത്തണം: സ്റ്റീഫൻ ജോർജ് കാഞ്ഞങ്ങാട്: കേരളത്തിലെ മലയോര പ്രദേശങ്ങൾ ഉൾപ്പെടയുള്ള പട്ടയഭൂമിയിലെ കെട്ടിടനിർമാണത്തിനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള തടസം നീക്കാൻ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും അടിയന്തരമായ നിയമ ഭേദഗതി ചെയ്യാൻ സർക്കാർ നിയമസഭയിൽ ബിൽ പാസാക്കണമെന്നും കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. ഹൊസ്ദുർഗ് ലയൺസ് ഹാളിൽ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനവും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്നും രാജിവച്ച് എത്തിയവർക്കുള്ള മെംബർഷിപ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയിരുന്നു അദ്ദേഹം. ആദ്യ മെംബർഷിപ് റിട്ട. ലഫ്നന്‍റ് എൻ.കെ. ശശിധരന് നൽകി. ജില്ലാ പ്രസിഡന്‍റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രടറി ബെന്നി കക്കാട്ട്, കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ, കാസർഗോഡ് ജില്ലയുടെ ചുമതലയുള്ള സജി കുറ്റ്യാനിമറ്റം, ചാക്കോ തെന്നിപ്ലാക്കൽ, ജേക്കബ് കാനാട്ട്, ബിജു തുളുശേരി, സജി സെബാസ്റ്റ്യൻ, ജയിംസ് മാരൂർ, ജോസഫ് മൈക്കിൾ, ലിജിൻ ഇരുപ്പക്കാട്ട്, ജോയി മൈക്കിൾ, ഷിനോജ് ചാക്കോ, ഡാവി സ്റ്റീഫൻ, ഇ.എൽ. ടോമി, ജോസ് കാക്കകൂടുങ്കൽ, ബാബു നെടിയകാല, രാഘവ ചേരാൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബേബി പന്തലൂർ, ഹരിപ്രസാദ് മേനോൻ, സിജി കട്ടക്കയം, ടോമി കുമ്പാട്ട്, സിബി മേക്കുന്നേൽ, സ്റ്റീഫൻ മൂരിക്കുന്നേൽ, കെ.സി. പീറ്റർ എന്നിവർ പ്രസംഗിച്ചു. കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക കാസർഗോഡ്: കർണാടകയിൽ കോവിഡ് കേസുകൾ കുത്തനേ ഉയരുകയും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളി തെക്കേക്കാട് ബണ്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു പടന്ന: തെക്കേക്കാട് ദ്വീപിലേക്കുള്ള ബണ്ട് റോഡില്‍ ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ബണ്ടിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നത കാസര്‍ഗോട്ടെ കെല്‍ യൂണിറ്റ് ഈ വര്‍ഷം തുടങ്ങില്ല കാസര്‍ഗോഡ്: കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനങ്ങളും പൊതുമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പതിവ് വാച അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം വെള്ളരിക്കുണ്ട്: വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം. മാവുള്ളാല്‍ വിശുദ്ധ യൂ ഒഡീഷയില്‍നിന്നും ആന്ധ്രയില്‍നിന്നും കാസര്‍ഗോട്ടേക്ക് കഞ്ചാവ് ഒഴുകുന്നു കാസര്‍ഗോഡ്: ഒഡീഷയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. പ്രധാ കുടുംബശ്രീയുടെ ടെയ്‌ലറിംഗ്-അനാദി കച്ചവടകേന്ദ്രം ഉദ്ഘാടനം ചെയ്തു പനത്തടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീക്കു കീഴില ദേശീയ വടംവലി ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി കാസര്‍ഗോഡ്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ ജില്ലയില്‍നിന്ന കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം വെള്ളരിക്കുണ്ട്: കണ്ണൂര്‍, ബേക്കല്‍ കോട്ടകളും പൈതല്‍മല, പാലക്കയംതട്ട്, കവ്വായിക്കായല്‍, റാണിപുരം തുടങ്ങിയ വിനോദസഞ്ച ചരിത്രത്തെ മറക്കുന്നവരെ ചരിത്രംതന്നെ ശിക്ഷിക്കും: വി.ടി. ബല്‍റാം പിലിക്കോട്: ചരിത്രം മറക്കുന്നവരെ ചരിത്രം തന്നെ ശിക്ഷിക്കുമെന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഇടമില്ലാത്തവര്‍ ചരി ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കാഞ്ഞങ്ങാട്: കെ. മാധവന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹസമര നവതി ആ കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു കാഞ്ഞങ്ങാട്: കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. സംസ്ഥാന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണകേന്ദ്രം വേണമെന്ന് നിവേദനം തൃക്കരിപ്പൂര്‍: ഗവ. താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലഡ് ഡോണേഴ്‌സ് കേരള ജില് ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ പരപ്പയില്‍ വെള്ളരിക്കുണ്ട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന് പരപ്പ സെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അധ്യാപകര്‍ക്കൊപ്പം സമരം നയിക്കും: പി.കെ. ഫൈസല്‍ ചിറ്റാരിക്കല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണങ നീലേശ്വരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ നടത്ത തൃക്കരിപ്പൂര്‍: നവംബറോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങുമെന്നും ചന്തേരയിലും കളനാടും ഉള്‍പ്പെട രോഗബാധിതരായ നിര്‍ധനര്‍ക്ക് സഹായമേകാന്‍ ബിരിയാണി ചലഞ്ചിലൂടെ നാടൊന്നിച്ചു കൊന്നക്കാട്: രോഗബാധിതരായ മൂന്നു നിര്‍ധനര്‍ക്ക് ചികിത്സാസഹായം എത്തിച്ചുനല്‍കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത് തൃക്കരിപ്പൂര്‍: ഭിന്നശേഷിക്കാരനായ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്‍ (74)ആണ് മരി പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക കാസർഗോഡ്: കർണാടകയിൽ കോവിഡ് കേസുകൾ കുത്തനേ ഉയരുകയും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളി തെക്കേക്കാട് ബണ്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു പടന്ന: തെക്കേക്കാട് ദ്വീപിലേക്കുള്ള ബണ്ട് റോഡില്‍ ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ബണ്ടിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നത കാസര്‍ഗോട്ടെ കെല്‍ യൂണിറ്റ് ഈ വര്‍ഷം തുടങ്ങില്ല കാസര്‍ഗോഡ്: കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനങ്ങളും പൊതുമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പതിവ് വാച അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം വെള്ളരിക്കുണ്ട്: വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം. മാവുള്ളാല്‍ വിശുദ്ധ യൂ ഒഡീഷയില്‍നിന്നും ആന്ധ്രയില്‍നിന്നും കാസര്‍ഗോട്ടേക്ക് കഞ്ചാവ് ഒഴുകുന്നു കാസര്‍ഗോഡ്: ഒഡീഷയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. പ്രധാ കുടുംബശ്രീയുടെ ടെയ്‌ലറിംഗ്-അനാദി കച്ചവടകേന്ദ്രം ഉദ്ഘാടനം ചെയ്തു പനത്തടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീക്കു കീഴില ദേശീയ വടംവലി ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി കാസര്‍ഗോഡ്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ ജില്ലയില്‍നിന്ന കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം വെള്ളരിക്കുണ്ട്: കണ്ണൂര്‍, ബേക്കല്‍ കോട്ടകളും പൈതല്‍മല, പാലക്കയംതട്ട്, കവ്വായിക്കായല്‍, റാണിപുരം തുടങ്ങിയ വിനോദസഞ്ച ചരിത്രത്തെ മറക്കുന്നവരെ ചരിത്രംതന്നെ ശിക്ഷിക്കും: വി.ടി. ബല്‍റാം പിലിക്കോട്: ചരിത്രം മറക്കുന്നവരെ ചരിത്രം തന്നെ ശിക്ഷിക്കുമെന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഇടമില്ലാത്തവര്‍ ചരി ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കാഞ്ഞങ്ങാട്: കെ. മാധവന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹസമര നവതി ആ കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു കാഞ്ഞങ്ങാട്: കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. സംസ്ഥാന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണകേന്ദ്രം വേണമെന്ന് നിവേദനം തൃക്കരിപ്പൂര്‍: ഗവ. താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലഡ് ഡോണേഴ്‌സ് കേരള ജില് ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ പരപ്പയില്‍ വെള്ളരിക്കുണ്ട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന് പരപ്പ സെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അധ്യാപകര്‍ക്കൊപ്പം സമരം നയിക്കും: പി.കെ. ഫൈസല്‍ ചിറ്റാരിക്കല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണങ നീലേശ്വരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ നടത്ത തൃക്കരിപ്പൂര്‍: നവംബറോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങുമെന്നും ചന്തേരയിലും കളനാടും ഉള്‍പ്പെട രോഗബാധിതരായ നിര്‍ധനര്‍ക്ക് സഹായമേകാന്‍ ബിരിയാണി ചലഞ്ചിലൂടെ നാടൊന്നിച്ചു കൊന്നക്കാട്: രോഗബാധിതരായ മൂന്നു നിര്‍ധനര്‍ക്ക് ചികിത്സാസഹായം എത്തിച്ചുനല്‍കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത് തൃക്കരിപ്പൂര്‍: ഭിന്നശേഷിക്കാരനായ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്‍ (74)ആണ് മരി പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം. അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്നേഹവായ്പിൽ നഞ്ചുകലർത്തി അൽപം Read more… കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു പോയിൻ്റ് ഇട്ട് എഴുത്തുന്നു. 🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 Read more… കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു പോയിൻ്റ് ഇട്ട് എഴുത്തുന്നു. 🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 Read more… ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് ഉമ്മൻ ചാണ്ടി യുടെ വസ്തുതാ വിരുദ്ധ വാദങ്ങൾ നട്ടാൽ കുരുക്കാത്ത നുണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി. ⭕1 UDF വാദം 800 ‘ രൂപ മുതൽ 1500 രൂപ നൽകി. ◼വാസ്തവം :👇 ഇല്ല ,വ്യത്യസ്തമായ കാലയളവുകളിലായി വിവിധ പെൻഷനുകൾ Read more… ⭕തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്. ആരോപണങ്ങളും വസ്തുതകളും സംസ്ഥാന Read more… കോൺഗ്രസ് കാർക്ക് ഒരു വിമർശനം ഏതു ഭാഷയിൽ നടത്തണം എന്ന് അറിയില്ല. ഇക്കാര്യത്തിൽ സംഘികളേക്കാൾ ദുരന്തമാണ് ഇവർ. പൊതുവെ രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എല്ലാ പാർട്ടികളിലും കാണാം. എന്നാല് കോൺഗ്രസ് കാർ ക്ഷമ പറയില്ലെന്ന് മാത്രമല്ല, അണികൾ തന്നെ അതിനെ ആഘോഷിക്കും. സംഘി നേതാക്കൾ, അണികൾ ഒക്കെ വർഗീയത യും മണ്ടത്തരങ്ങളും ആണ് പറയുന്നത് എങ്കിൽ കോൺഗ്രസ്സ് ൽ നിന്ന് വരിക Read more… *വികസന താരതമ്യം*2011-2016 UDF ഭരണവും, 2016-2011 LDF ഭരണവും *മാറ്റങ്ങൾ ജനങ്ങൾ മനസ്സിലാക്കുക* കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ തുടർ ഭരണം മനോരമ സത്യം പറയുന്നു. Categories Select Category BJP വാർത്തകൾ /നിലപാടുകൾ Congress/UDF വാർത്തകൾ /നിലപാടുകൾ LDF വാർത്തകൾ/നിലപാടുകൾ Uncategorized അന്തർദേശീയ വിഷയങ്ങൾ ഇന്ധനവില -fuel price ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം) ദേശീയ വിഷയങ്ങൾ രക്തസാക്ഷികൾ വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ വിവാദങ്ങൾ /വിശദീകരണങ്ങൾ വ്യാജ വാർത്തകൾ സ്ത്രീ ശാക്തീകരണം ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി പോലെ പോളിസാക്രൈഡ് കോട്ടിംഗ് ഉള്ള ബാക്ടീരിയകൾക്ക്, അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഒരു കൺജുഗേറ്റ് വാക്സിൻ ആണ്.[1] ഒരു ദുർബലമായ ആന്റിജനും കാരിയർ ആയി ശക്തമായ ആന്റിജനും സംയോജിപ്പിച്ച് നിർമ്മിക്കുന്ന ഒരു തരം വാക്സിൻ ആണ് കോൺജുഗേറ്റ് വാക്സിൻ. രോഗപ്രതിരോധ വ്യവസ്ഥക്ക് ദുർബലമായ ആന്റിജനോട് ശക്തമായ പ്രതികരണം ഉണ്ടാകും. രോഗപ്രതിരോധ വ്യവസ്ഥ തിരിച്ചറിയുന്ന ബാക്ടീരിയയുടെയോ വൈറസിന്റെയോ വിദേശ ഭാഗമായ ആന്റിജൻ തിരിച്ചറിഞ്ഞ് രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നതിലൂടെ രോഗങ്ങൾ തടയാൻ വാക്സിനുകൾ ഉപയോഗിക്കുന്നു.[2] വാക്സിനിലിലുള്ള ഒരു രോഗകാരി ബാക്ടീരിയയുടെയോ വൈറസിന്റെയോ അറ്റൻ‌വേറ്റഡ് അല്ലെങ്കിൽ ഡെഡ് പതിപ്പ് ഉപയോഗിച്ചാണ് ഇത് സാധാരണയായി നടപ്പാക്കുന്നത്, അതിനാൽ രോഗപ്രതിരോധ സംവിധാനത്തിന് പിന്നീടുള്ള ജീവിതത്തിൽ ആന്റിജനെ തിരിച്ചറിയാൻ കഴിയും. പല വാക്സിനുകളിലും ശരീരത്തിന് തിരിച്ചറിയാനാവുന്ന ആന്റിജൻ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ചില രോഗകാരി ബാക്ടീരിയകളുടെ ആന്റിജൻ രോഗപ്രതിരോധവ്യവസ്ഥയിൽ ശക്തമായ പ്രതികരണം പുറപ്പെടുവിക്കുന്നില്ല, അതിനാൽ ഈ ദുർബലമായ ആന്റിജനെതിരായ പ്രതിരോധ കുത്തിവയ്പ്പ് വ്യക്തിയെ പിന്നീടുള്ള ജീവിതത്തിൽ സംരക്ഷിക്കില്ല. ഈ സാഹചര്യത്തിൽ, ദുർബലമായ ആന്റിജനെതിരെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തിനായി ഒരു കൺജുഗേറ്റ് വാക്സിൻ ഉപയോഗിക്കുന്നു. ഒരു കൺജുഗേറ്റ് വാക്‌സിനിൽ, ദുർബലമായ ആന്റിജനെ ശക്തമായ ആന്റിജനുമായി ബന്ധിപ്പിച്ചിരിക്കുന്നു, അതുവഴി ദുർബലമായ ആന്റിജനോട് ശക്തമായ രോഗപ്രതിരോധ ശേഷി ലഭിക്കുന്നു. സാധാരണഗതിയിൽ, ദുർബലമായ ആന്റിജൻ ശക്തമായ പ്രോട്ടീൻ ആന്റിജനുമായി ബന്ധിപ്പിച്ചിരിക്കുന്ന പോളിസാക്രറൈഡാണ്. എന്നിരുന്നാലും, പെപ്റ്റൈഡ് പ്രോട്ടീൻ, പ്രോട്ടീൻ പ്രോട്ടീൻ സംയോജനങ്ങൾ എന്നിവയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.[3] വാക്സിനുകൾ ഒരു ആന്റിജനുമായി രോഗപ്രതിരോധ പ്രതികരണമുണ്ടാകുകയും അത് ശരീരത്തിൽ ടി സെല്ലുകളും ആന്റിബോഡികളും ഉൽ‌പാദിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ഉണ്ടാക്കുകയും ചെയ്യുന്നു.[2] ടി സെല്ലുകൾ ആന്റിജനെ ശ്രദ്ധിക്കുന്നതിനാൽ ശരീരത്തിൽ പിന്നീട് ഈ അണുക്കൾ കടന്നു കൂടിയാൽ ആന്റിജനെ തകർക്കാൻ ബി സെല്ലുകൾക്ക് ആന്റിബോഡികൾ നിർമ്മിക്കാൻ കഴിയും. പോളിസാക്രൈഡ് കോട്ടിംഗ് ഉള്ള ബാക്ടീരിയകൾക്ക് രോഗപ്രതിരോധ പ്രതികരണം ടി സെൽ ഉത്തേജനത്തിൽ നിന്ന് സ്വതന്ത്രമായി ബി സെല്ലുകളെ സൃഷ്ടിക്കുന്നു.[6] പോളിസാക്രറൈഡ് ഒരു പ്രോട്ടീൻ കാരിയറുമായി സംയോജിപ്പിക്കുന്നതിലൂടെ ടി സെൽ പ്രതികരണം പ്രേരിപ്പിക്കാം. എം‌എച്ച്‌സിക്ക് പെപ്റ്റൈഡുകളെ മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതിനാൽ സാധാരണഗതിയിൽ പോളിസാക്രറൈഡുകൾക്ക് ആന്റിജൻ പ്രസന്റിംഗ് സെല്ലുകളുടെ (എപിസി) പ്രധാന ഹിസ്റ്റോകമ്പാറ്റിബിലിറ്റി കോംപ്ലക്സിലേക്ക് (എം‌എച്ച്‌സി) ലോഡുചെയ്യാൻ കഴിയില്ല. ഒരു കൺ‌ജുഗേറ്റ് വാക്സിൻറെ കാര്യത്തിൽ, പോളിസാക്രൈഡ് ടാർ‌ഗെറ്റ് ആന്റിജനുമായി ബന്ധിപ്പിച്ചിരിക്കുന്ന കാരിയർ പെപ്റ്റൈഡിന് MHC തന്മാത്രയിൽ അവതരിപ്പിക്കാനും ടി സെൽ സജീവമാക്കാനും കഴിയും. ടി സെല്ലുകൾ കൂടുതൽ ഊർജ്ജസ്വലമായ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുകയും കൂടുതൽ വേഗത്തിൽ നീണ്ടുനിൽക്കുകയും ചെയ്യുന്ന ഇമ്യൂണോളജിക്കൽ മെമ്മറി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാൽ ഇത് വാക്സിൻ മെച്ചപ്പെടുത്തുന്നു. പോളിസാക്രൈഡ് ടാർഗെറ്റ് ആന്റിജനെ കാരിയർ പ്രോട്ടീനുമായി സംയോജിപ്പിക്കുന്നത് വാക്സിനുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.[5] പോളിസാക്രൈഡ് കവർ ആന്റിജനെ മറയ്ക്കുന്നതിനാൽ കൊച്ചുകുട്ടികളുടെ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് ആന്റിജനെ തിരിച്ചറിയാൻ കഴിയില്ല എന്നതിനാൽ പോളിസാക്രൈഡ് ആന്റിജനെതിരായ നോൺ കൺജുഗേറ്റഡ് വാക്സിൻ കൊച്ചുകുട്ടികളിൽ ഫലപ്രദമല്ല. പോളിസാക്രൈഡ് എന്ന ബാക്ടീരിയയെ മറ്റൊരു ആന്റിജനുമായി സംയോജിപ്പിക്കുന്നതിലൂടെ, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാൻ കഴിയും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന കൺജുഗേറ്റ് വാക്സിൻ ഹിബ് കൺജുഗേറ്റ് വാക്സിൻ ആണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു കൺജുഗേറ്റ് വാക്സിനിൽ സംയോജിപ്പിക്കുന്ന മറ്റ് രോഗകാരികൾ സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, നൈസെരിയ മെനിഞ്ചൈറ്റിഡിസ് എന്നിവയാണ്, ഇവ രണ്ടും ഹിബ് കൺജുഗേറ്റ് വാക്സിനിലെ പ്രോട്ടീൻ കാരിയറുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.[5] സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയും നീസെരിയ മെനിഞ്ചിറ്റിഡിസും ഹിബിന് സമാനമായതിനാൽ അണുബാധ മെനിഞ്ചൈറ്റിസിന് കാരണമാകും. 2018 ലെ കണക്കനുസരിച്ച്, ഏറ്റവും പുതിയ കൺജുഗേറ്റ് വാക്സിൻ ടൈഫോയ്ഡ് കൺ‌ജുഗേറ്റ് വാക്സിൻ ആണ്[7] ഇത് കൂടുതൽ ഫലപ്രദവും അഞ്ച് വയസ്സിന് താഴെയുള്ള പല കുട്ടികളിലും ടൈഫോയ്ഡ് പനി തടയുന്നു.[8] ഹീമോഫിലസ് ഇൻഫ്ലുവൻസ തരം ബി (ഹിബ്) ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 04:00, 3 ഒക്ടോബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിസ്മയയുടെ മരണത്തില്‍ താനും ഉത്തരവാദി: നടന്‍ സലിം കുമാര്‍ Keralabhooshanam Daily വിസ്മയയുടെ മരണത്തില്‍ താനും ഉത്തരവാദി: നടന്‍ സലിം കുമാര്‍ Home/ENTERTAINMENT/വിസ്മയയുടെ മരണത്തില്‍ താനും ഉത്തരവാദി: നടന്‍ സലിം കുമാര്‍ വിസ്മയയുടെ മരണത്തില്‍ താനും ഉത്തരവാദി: നടന്‍ സലിം കുമാര്‍ വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ താനും ഒരുത്തരവാദിയാണെന്നും സമൂഹത്തിന്റെ ചിന്താഗതിയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നും സലിം കുമാര്‍ പറഞ്ഞു. ‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍’ എന്ന് സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളുവെന്ന് നടന്‍ സലിം കുമാര്‍ പറഞ്ഞു. ഒരു സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചിട്ട് കാലം കുറേയായി. അതുകൊണ്ട് തന്നെ വിറക്കുന്ന കൈകളോടു കൂടിയാണ് ഞാന്‍ നില്‍ക്കുന്നത്. എന്ത് പറയണം എന്നറിയില്ല. ഇന്ന് കേരളം മുഴുവനും ചര്‍ച്ച ചെയ്യുന്ന സംഭവമായി മാറിയിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള പീഡനങ്ങളും മരണങ്ങളും. ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിര്‍ത്തി തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്‌നം ഏറ്റെടുക്കുന്നതു കാണുമ്പോള്‍ വലിയ പ്രതീക്ഷയുണ്ട്. ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളില്‍ 1080ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്. കൊച്ചുകേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന സ്ത്രീ മരണങ്ങള്‍ 68. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും പറഞ്ഞു. 20 ാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്ജി തൂക്കാന്‍ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാര്‍ ആ കര്‍മം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ. പതിനായിരം വട്ടം അവള്‍ വീട്ടില്‍ പോകുന്ന കാര്യം ആലോചിച്ചു കാണും. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹമാണ് അവളെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചത്. ആ പെണ്‍കുട്ടി സൈക്യാര്‍ടിസ്റ്റിനെ കാണാന്‍ പോകുന്നത് അറിയുന്ന ആരെങ്കിലും കണ്ടാല്‍ ഉടനെ തന്നെ പറഞ്ഞുപരത്തും, ‘അവള്‍ക്ക് ഭ്രാന്താണെന്ന്’. അല്ലാതെ മാനസികമായ ധൈര്യത്തിനു വേണ്ടി കാണാന്‍ പോയതാണെന്ന് ആരും പറയില്ല. മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാന്‍ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ്. സലിം കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ത്രീധനത്തിന്റെ പേരില്‍ കൂട്ടബലാത്സംഗം; നവവധുവിനെ ഭര്‍ത്താവും സഹോദരന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു ബോളിവുഡ് നടന്‍ ഗൗരവ് ദീക്ഷിതിന്റെ ഫഌറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട; റെയ്ഡ് കണ്ട നടന്‍ മുങ്ങി എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്: റായ് ലക്ഷ്മി നിലയ്ക്കാത്ത നാദമായി എസ്പിബി; 16 ഭാഷകളില്‍ 40000 പാട്ടുകള്‍ റിഹാനയുടെ അര്‍ധനഗ്‌ന ചിത്രത്തില്‍ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത മാല; ട്വീറ്റ് വൈറലായി, ഒപ്പം വിമര്‍ശനവും സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ് നടന്‍ ബ്രഹ്മ മിശ്ര ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ് നാടാര്‍ സംവരണം: നിലവിലെ ഉത്തരവ് പിന്‍വലിച്ചു, പുതിയ ഉത്തരവിറക്കാനൊരുങ്ങി സര്‍ക്കാര്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധം, മുന്‍ ചേര്‍ത്തല സി ഐ ശ്രീകുമാറിന് സസ്‌പെന്‍ഷന്‍ തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഒപി കെട്ടിടത്തിന് 15 കോടി രൂപ വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 97 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍(64) മാത്രമാണ് കര്‍ണാടക നിരയില്‍ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി തരുണ്‍ കോട്ടിയാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണിയും പിഎച്ച് സോളങ്കിയും ഓരോ വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സ് അടിച്ചെടുത്തിരുന്നു. 112 പന്തില്‍ 165 റണ്‍സ് […] വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കര്‍ണാടകയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കര്‍ണാടക 97 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. അര്‍ധസെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍(64) മാത്രമാണ് കര്‍ണാടക നിരയില്‍ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി തരുണ്‍ കോട്ടിയാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണിയും പിഎച്ച് സോളങ്കിയും ഓരോ വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 322 റണ്‍സ് അടിച്ചെടുത്തിരുന്നു. 112 പന്തില്‍ 165 റണ്‍സ് അടിച്ചെടുത്ത നായകന്‍ പൃഥ്വി ഷായാണ് മുംബൈയ്ക്ക് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷാ പുറത്താവാതെ 185 റണ്‍സെടുത്തിരുന്നു. തുടര്‍ച്ചയായ സെഞ്ച്വറിയോടെ ടൂര്‍ണമെന്റ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതുവരെ മൂന്ന് സെഞ്ച്വറിയാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം പൃഥ്വി ഷായുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മുംബൈ നിരയില്‍ മറ്റാര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 45 റണ്‍സെടുത്ത മുളാനി, 27 റണ്‍സെടുത്ത ശിവം ദുബെ എന്നിവരാണ് മറ്റു ടോപ് സ്‌കോറര്‍മാര്‍. കര്‍ണാടകയ്ക്ക് വേണ്ടി എം പ്രസിദ്ധ്, വി വൈശാഖ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുളാനിയും-ഷായും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തിയതാണ് മുംബൈ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്രനിരൂപകന്‍, ഡോക്യുമെന്ററി സംവിധായകന്‍. ചില മലയാള പത്രങ്ങളുടെ ലേഖകനായും ബാംഗ്ലൂരില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാര്‍ഷികപരിസ്ഥിതി മാസികയുടെ എഡിറ്ററായും ജോലിചെയ്തു. ആദ്യചിത്രമായ ഭദ ട്രാപ്ഡ് നിര്‍മാണം: കെ. ജയചന്ദ്രന്‍, 1995) ഏറ്റവും മികച്ച നരവംശശാസ്ത്രചിത്രത്തിനുള്ള രാഷ്ട്രപതിയുടെ ബഹുമതിക്കര്‍ഹമായി. രണ്ടാമത്തെ ചിത്രം ഭസൈലന്റ് സ്‌ക്രീംസ്: എ വില്ലേജ് ക്രോണിക്കിള്‍ നിര്‍മാണം: ജോസ് സെബാസ്റ്റ്യന്‍) സാമൂഹികപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുള്ള 1997 ലെ രാഷ്ട്രപതിയുടെ അവാര്‍ഡും, മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി. ദൂരദര്‍ശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി ഭപോര്‍ട്രേറ്റ് ഓഫ് സി.കെ.ജാനു' എന്നൊരു ജീവചരിത്ര ഡോക്യുമെന്ററിയും, കേരള സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി വയനാടിന്റെ ചരിത്രത്തെക്കുറിച്ചൊരു ഹ്രസ്വരേഖാ ചലച്ചിത്രവും, കൈരളി ടിവിക്കു വേണ്ടി ഭഅയല്‍ക്കാഴ്ചകള്‍' എന്നൊരു ട്രാവല്‍ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്തു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ബോംബെ, 1995 ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലും (ബോംബെ 1996 നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും (ഡല്‍ഹി, 1995 ട്രാപ്ഡ്' പ്രദര്‍ശിപ്പിച്ചു. Encotnros Internacionais de Cinema (Portugal, 1996 Soureh Film and Video Festival (Isfehan, Iran, 1996 Leipzig International Film Festival (Germany,1996) എന്നിവയാണ് ഡോക്യുമെന്ററിച്ചിത്രങ്ങള്‍ പങ്കെടുത്ത പ്രധാനപ്പെട്ട വിദേശമേളകള്‍. ഭമാധ്യമവൃത്താന്ത'മാണ് (പൂര്‍ണ പബ്ലിക്കേഷന്‍സ്) മറ്റൊരു കൃതി. സിനിമയുടെ വര്‍ത്തമാനം (പാപ്പിയോണ്‍) എന്ന കൃതിക്ക് 2001ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക സംസ്ഥാന പുരസ്‌കാരം ലഭിച്ചു. പെരിയാമുത്തൂര്‍ പ്രൈമറി സ്കൂളില്‍ അന്ന് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന അരവിന്ദനെ കണ്ടപ്പോഴാണ് നിങ്ങള്‍ ദന്ത സംരക്ഷണത്തിന് എന്ത് ചെയ്യുന്നു എന്ന പരസ്യം ഒരു വലിയ അസംബന്ധം ആയി അനുഭവപ്പെട്ടത്. അവന്‍റെ പല്ലുകള്‍ ഒട്ടുമിക്കതും കറുത്തിട്ടായിരുന്നു. ബാക്കിയുള്ളവ ചെമ്പിച്ചും. ആ ഗ്രാമത്തിലെ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പല്ലുകള്‍ അങ്ങനെ തന്നെ ആയിരുന്നു എന്നതിനാല്‍ അവര്‍ക്കാര്‍ക്കും അപകര്‍ഷത തോന്നിയിരുന്നില്ല. എന്നാല്‍ പുറം ലോകത്ത് നിന്നും വെളുത്ത പല്ലുകളുമായി വരുന്നവരെ കണ്ടാല്‍ അവര്‍ വായ തുറക്കാതെയാണ് ചിരിക്കുക. ഫ്ലുറോസിസ് രോഗം ബാധിച്ചവര്‍ ആയിരുന്നു അവര്‍. ശരീരത്തില്‍ ഫ്ലൂറൈഡ് ഡെപ്പോസിറ്റ് അധികമായതിനാല്‍ ആര്‍ക്കും വെളുത്ത പല്ലുകള്‍ ഇല്ല. കുറെ അധികം പേര്‍ എണീറ്റ്‌ നില്‍ക്കാനും നടക്കാനും ശേഷി ഇല്ലാത്തവര്‍. ഗ്രാമത്തിലെ കുഴല്‍കിണറുകള്‍ ആയിരുന്നു അവര്‍ക്ക് വെള്ളത്തിനുള്ള ഉറവിടം. ലിറ്ററിന് ഒന്‍പത് മില്ലിഗ്രാം എന്ന തോതില്‍ ആണ് അവിടെ കിണറുകളിലെ വെള്ളത്തില്‍ ഫ്ലൂറൈഡ് അളവ്. പരമാവധി ഒന്നര മില്ലിഗ്രാം മാത്രമേ ഉണ്ടാകാവൂ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. തലമുറകളായി അവിടത്തെ ജനങ്ങള്‍ നല്ല വെള്ളം കുടിച്ചിട്ടില്ല. നല്ല വെള്ളത്തില്‍ കുളിച്ചിട്ടില്ല. നല്ല വെള്ളത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചിട്ടില്ല. ദാഹിച്ചപ്പോള്‍ അവര്‍ പറഞ്ഞത് തൊട്ടടുത്ത കടയില്‍ നിന്നും കൊക്കകോള വാങ്ങി കുടിക്കാന്‍ ആണ്. അതാണ് കൂടുതല്‍ സുരക്ഷിതം. പെരിയാമുത്തൂര്‍ ഉള്‍പെടുന്ന ധര്‍മപുരി ജില്ലയില്‍ എഴുപതിനായിരത്തില്‍ അധികം കുട്ടികള്‍ക്കാണ് കറുത്ത പല്ലുകള്‍ ഉള്ളത്. മുതിര്‍ന്നവരുടെ എണ്ണം വേറെ. തൊട്ടടുത്ത കൃഷ്ണഗിരി ജില്ലയില്‍ കുട്ടികളുടെ എണ്ണം നാല്പതിനായിരം വരും. തര്‍ക്ക ജലവും പേറി കാവേരി നദി കാലങ്ങളായി ഈ പ്രദേശങ്ങള്‍ക്ക് വളരെ അടുത്തുകൂടി തന്നെ ഒഴുകിക്കൊണ്ടിരുന്നു. ജപ്പാന്‍ സഹായത്തോടെ ഹോഗ്ഗനെക്കല്‍ കുടിവെള്ള പദ്ധതി തമിഴ് നാട് സര്‍ക്കാര്‍ നടപ്പാക്കിയത് ഈ കുട്ടികള്‍ക്ക് നല്ല വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. കര്‍ണാടക തുടക്കത്തിലേ എതിര്‍ത്തു. ബന്ദും തീവെയ്പും നടന്നു. ആക്രമണങ്ങളും. അന്തര്‍സംസ്ഥാന നദീജല തര്‍ക്കം എന്ന പതിവ് തലക്കെട്ടുകള്‍ക്ക് അപ്പുറം വിഷയത്തിന്‍റെ കാതലിലേക്ക് അധികമാരും കടന്നു ചെന്നില്ല. എല്ലാ നദീജല തര്‍ക്കങ്ങള്‍ക്കും ഉള്ളില്‍ ഇങ്ങനെ കുറെ മനുഷ്യരും അവരുടെ ജീവിതങ്ങളും ഉണ്ട്. ഭാഷയും ഉപദേശീയതയും വംശീയതയും പറഞ്ഞ് നദികളില്‍ തര്‍ക്ക ജലം ഒഴുക്കുന്നവര്‍ കാണാത്ത ജനങ്ങള്‍. വെള്ളം കുടിക്കാനും കൃഷിക്കും ആവശ്യമാണ്. അത് സംസ്ഥാന അതിര്‍ത്തികള്‍ നോക്കാതെ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് അര്‍ഹത നോക്കി അനുവദിക്കണം എന്ന തിരിച്ചറിവ് തന്നത് ധര്‍മപുരിയിലും കൃഷ്ണഗിരിയിലും വാര്‍ത്തകള്‍ തേടി നടന്ന ആ കാലങ്ങള്‍ ആയിരുന്നു. ധര്‍മപുരിയില്‍ മൂന്നു ലിറ്റര്‍ വെള്ളത്തില്‍ വൃത്തിയായി കുളിക്കാം എന്ന് തെളിയിച്ച ഒരു ആട്ടിടയന്‍ കുട്ടി ഉണ്ട്. അവന്‍റെ കുളി അടുത്തിടെ ലോക റിക്കോര്‍ഡുകളില്‍ ഒന്നായി മാറി. നദികളില്‍ സുന്ദരി യമുന എന്ന് പാട്ടെഴുതിയ വയലാര്‍ രാമവര്‍മ്മ കാവേരിയെ വിശദമായി കണ്ടിരിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഗമണ്ഡലത്തിലും തലക്കാവേരിയിലും നിസര്‍ഗധാമയിലും കൃഷ്ണരാജസാഗറിലും ശ്രീരംഗപട്ടണത്തും മാണ്ട്യയിലും ശിവസമുദ്രത്തിലും തലക്കാട്ടും തിരുമക്കൂടല്‍ നരസിപുരത്തും കാവേരി അതിമനോഹരിയാണ്. മേട്ടൂരിലെ സ്റ്റാന്‍ലി അണക്കെട്ട്കഴിഞ്ഞു കഴിഞ്ഞാല്‍ മാത്രമേ നീരൊഴുക്ക് കുറയൂ…..എങ്കിലും നാമക്കലിലും ശ്രീരംഗത്തും കല്ലണയിലും തഞ്ചാവൂരിലും തിരുവയ്യാറിലും കാവേരി പൂംപട്ടണത്തിലും എല്ലാം സംസ്കാരങ്ങള്‍ക്കിടയിലെ പൂരക ശക്തിയായി കാവേരി എന്നുമുണ്ട്. ഓരോ യാത്രയിലും കാവേരി ഓരോ നല്ല അനുഭവങ്ങള്‍ ആയിരുന്നു. മാണ്ട്യയിലെ കരിമ്പും നെല്ലും ചോളവും കൃഷി ചെയ്യുന്ന കര്‍ഷകരെയും നേരില്‍ കണ്ടു സംസാരിച്ചിട്ടുണ്ട്. നദിയും അതിലെ വെള്ളവും അവരുടെ അതിവൈകാരികത അല്ല. മറിച്ച് നിലനില്‍പ്പും അതിജീവനവും ആണ്. മറ്റെല്ലാ നദികളെയും പോലെ കാവേരിയും മരിക്കുകയാണ്. മണലെടുപ്പും മാലിന്യം ഒഴുക്കലും നിര്‍ബാധം. നദിയുടെയും കൈവഴികളുടെയും തുടക്ക പ്രദേശങ്ങളില്‍ വനനശീകരണവും വ്യാപകം. കോടതി വ്യവഹാരങ്ങള്‍ക്കും അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ക്കും ഇടയില്‍ കാവേരി അശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു. ദരിദ്രരും നിസ്വരുമായ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആണ് അപ്പുറവും ഇപ്പുറവും. അവരെ തമ്മില്‍ തല്ലിക്കാന്‍ ഭാഷാ സങ്കുചിത വാദികള്‍. ആരും നദിയുടെ മരണത്തെ പറ്റി പറയുന്നില്ല. നദി സംരക്ഷണം അതുമായി ബന്ധമുള്ള മുഴുവന്‍ പേരുടെയും നിലനില്‍പ്പാണ് എന്ന് ആരും പറയുന്നില്ല. ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറമുള്ള ഒരു ജീവജലനദിയാണ് അഖണ്ട കാവേരി. മനുഷ്യരെ തലമുറകളില്‍ കൂട്ടിയിണക്കിയിരുന്ന ഒരു കാരുണ്യ പ്രവാഹം. കാവേരിയോടൊപ്പം ഉള്ള യാത്രകള്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടര ദശകങ്ങള്‍ കഴിഞ്ഞു. അവയില്‍ മിക്കതും സുഹൃത്തും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും ആയ ശ്രീ ഒ കെ ജോണിയോടൊപ്പം ആയിരുന്നു. ഒരിക്കല്‍ തഞ്ചാവൂര്‍ ക്ഷേത്ര സമുച്ചയത്തിലെ അനുപമമായ ശില്പ ഭംഗികളില്‍ സ്വയം ഇല്ലാതാകവെ ഇനി ഞാന്‍ ഇവിടം വിട്ട് എങ്ങോട്ടും ഇല്ലെന്നും നിനക്ക് മടങ്ങി പോകാമെന്നും അദ്ദേഹം പറഞ്ഞതാണ്‌. തിരിച്ചു കേരളത്തിലേക്ക് വന്നെ പറ്റൂ എന്നും കാവേരിയെ കുറിച്ച് ഒരു പുസ്തകം എഴുതിയാല്‍ മതിയെന്നും പറഞ്ഞിട്ടും ഇപ്പോള്‍ ഏതാണ്ട് രണ്ടു ദശകങ്ങള്‍ കഴിഞ്ഞു. ജോണിയേട്ടന്‍ വാക്ക് പാലിച്ചു കാവേരിയോടൊപ്പം എന്റെ യാത്രകള്‍’ എന്ന അദ്ധേഹത്തിന്റെ അതി മനോഹരമായ ഗ്രന്ഥം കഴിഞ്ഞ ദിവസം മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി. അഞ്ഞൂറ്റി ഇരുപത് രൂപയാണ് വില. വാങ്ങുന്നവര്‍ക്ക് അനുപമമായ ഒരു വായനാനുഭവം ഉറപ്പ് നല്‍കുന്നു. ഇത് കേവലം ഒരു യാത്രാ വിവരണമല്ല. ചരിത്രവും ഭൂമി ശാസ്ത്രവും മിത്തും അനുഭവങ്ങളും ജീവിതവുമാണ്. നദിയും നദിയുടെ കരയിലെ ജീവിതങ്ങളും നദി വളര്‍ത്തിയ സംസ്കാരങ്ങളും കലയും സാഹിത്യവും സംഗീതവും കാര്‍ഷിക മുന്നേറ്റങ്ങളും എല്ലാം ചര്‍ച്ചയാകുന്നു. സൂക്ഷ്മത്തിലേക്കും സ്ഥൂലത്തിലേക്കും മാറി മാറി സഞ്ചരിക്കുന്ന ആഖ്യാനം. പുതിയതും ഉപയോഗിച്ചതുമായ പുസ്തകങ്ങൾ വിൽക്കുന്ന സൈറ്റുകളിലേക്കുള്ള ലിങ്കുകളുടെ പട്ടിക ആണ്‌ താഴെ. താങ്കൾ തിരയുന്ന പുസ്തകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഈ പട്ടികയിൽ നിന്നു ലഭിച്ചേക്കാം: ഓൺലൈനിൽ കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ. സംസ്ഥാന പൊലീസിനു കീഴിൽ സൈബർ ഡോം സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക്‌ അന്വേഷണത്തിലാണ്‌ അറസ്റ്റ്‌. 362 സ്ഥലത്ത്‌‌ പരിശോധന നടത്തി 268 കേസുകൾ രജിസ്റ്റർ ചെയ്യുകയും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അറസ്റ്റ്‌ എറണാകുളത്തുനിന്നാണ്‌. സിറ്റിയിൽ മൂന്നും റൂറലിൽ ആറും. തിരുവനന്തപുരം സിറ്റിയിൽ രണ്ടും റൂറലിൽ നാലും അറസ്റ്റ്‌. മലപ്പുറത്ത്‌ 47 കേസ്‌ രജിസ്റ്റർ ചെയ്‌തപ്പോൾ തിരുവനന്തപുരം സിറ്റിയിൽ നാലും റൂറലിൽ 27ഉം കേസ്‌. എറണാകുളം സിറ്റി–- 13, റൂറൽ–- 21. സംസ്ഥാന പൊലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റയുടെ നിർദേശപ്രകാരം സൈബർ ഡോം നോഡൽ ഓഫീസർ മനോജ്‌ എബ്രഹാമിന്റെ‌ മേൽനോട്ടത്തിലായിരുന്നു പരിശോധന‌. ഐജിമരായ എസ്‌ ശ്രീജിത്‌, ഹർഷിത അട്ടല്ലൂരി, അശോക്‌ യാദവ്‌ എന്നിവർ നേതൃത്വം നൽകി. ഡാർക്‌ നെറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുംവഴി കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചാണ്‌ ലൈംഗികചൂഷണം. ഉന്നതർവരെ കണ്ണികളാണ്‌. കോവിഡ്‌കാലത്ത്‌ ചൂഷണം വർധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്‌ നിരീക്ഷണം ശക്തമാക്കിയിരുന്നു. സൈബർ ഡോമിനു കീഴിലുള്ള ‘കൗണ്ടറിങ്‌‌ ചൈൽഡ്‌ സെക്‌ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ’ (സിസിഎസ്‌ഇ) സംഘമാണ്‌ ‘പി ഹണ്ട്’‌ ‌ നടത്തുന്നത്‌. കോവിഡ്‌കാലത്ത്‌ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കാൻ ‘കൊറോണ ലൈഫ്‌’ ഗ്രൂപ്പും. മലയാളിക്ക്‌ പ്രിയപ്പെട്ട പഴങ്ങളുടെയും ടിവി പരിപാടികളുടെയും കഥാപാത്രങ്ങളുടെയും പേരിലാണ്‌ ഇതിനായുള്ള വാട്‌സാപ്‌, ഇൻസ്റ്റഗ്രാം, ടെലിഗ്രാം ഗ്രൂപ്പുകൾ അധികവും‌. നാനൂറോളം മലയാളികൾ സജീവമായ ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ‌ എൻസിഎംഇസി (നാഷണൽ സെന്റർ ഫോർ മിസ്സിങ്‌‌ ആൻഡ്‌‌ എക്‌‌സ്‌‌പ്ലോയിറ്റഡ്‌ ചിൽഡ്രൻ) സംസ്ഥാന പൊലീസിന്‌ കൈമാറിയിരുന്നു. ഇതുവഴി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കുന്നവരുടെ ഐപി അഡ്രസും മറ്റ്‌ വിവരങ്ങളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. കുട്ടികളുടെ വീടുകളിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ്‌ ഈ ഗ്രൂപ്പുകളിൽ ഉപയോഗിക്കുന്നത്‌. പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു, മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് ഗവർണറുടെ ഉത്തരവ്; കമൽനാഥ് സർക്കാരിന് നിർണായകം Samakalika Malayalam മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് ഗവർണറുടെ ഉത്തരവ്; കമൽനാഥ് സർക്കാരിന് നിർണായകം ഭോപ്പാൽ: രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സർക്കാരിനോട് നാളെ വിശ്വാസ വോട്ട് തേടാൻ ഗവർണർ ലാൽജി ടണ്ഠൻ ആവശ്യപ്പെട്ടു. സ്പീക്കർ നർമദ പ്രസാദ് പ്രജാപതിയോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്. നാളെ രാവിലെ 11 ന് ഗവർണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ഗവർണർ സ്പീക്കർക്ക് നിർദേശം നൽകി. എംഎൽഎമാർ ബട്ടൺ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്. മറ്റു രീതികൾ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികൾ നാളെത്തന്നെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ഗവർണർ നിർദേശം നൽകി. വിശ്വാസ വോട്ടെടുപ്പ് വീഡിയോയിൽ പകർത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്പെൻഡ് ചെയ്യുകയോ ചെയ്യരുതെന്നും ഗവർണർ ഉത്തരവ് നൽകിയിട്ടുണ്ട്. ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന ആറ് മന്ത്രിമാരുടെ രാജി സ്പീക്കർ ഇന്നലെ സ്വീകരിച്ചിരുന്നു. വിമത എംഎൽഎമാരുടെ രാജി കൂടി സ്പീക്കർ സ്വീകരിച്ചാൽ കമൽനാഥ് സർക്കാർ സഭയിൽ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎൽഎമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. സർക്കാർ നിലനിർത്താൻ കമൽനാഥും കോൺഗ്രസും എല്ലാ അടവുകളും പ്രയോഗിക്കുകയാണ്. വിമത പക്ഷത്തുള്ള എംഎൽഎമാർക്ക് മന്ത്രി പദവി അടക്കമുള്ള വാഗ്ദാനങ്ങളാണ് കമൽനാഥ് മുന്നോട്ടുവെച്ചിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നിഷ്പ്രയാസം മറികടക്കാനാകുമെന്ന് മുഖ്യമന്ത്രി കമൽനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോൺഗ്രസിന് കനത്ത പ്രഹരം സമ്മാനിച്ച് സിന്ധ്യ കോൺഗ്രസ് പാളയത്തിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. മധ്യപ്രദേശ് കമൽനാഥ് വിശ്വാസ വോട്ടെടുപ്പ് ഗവർണർ ലാൽജി ടണ്ഠൻ കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്‌നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘പാതിരാ കുര്‍ബാന’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റര്‍, ക്രിസ്മസ് കാലങ്ങളില്‍ അര്‍ദ്ധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുര്‍ബാനയെ ഓര്‍മ്മിപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒട്ടനവധി ഹിറ്റ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്.അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ് കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം രതിന്‍ രാധാകൃഷ്ണന്‍.അജു, വിശാഖ് സുബ്രഹ്‌മണ്യം, ധ്യാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. നര്‍മ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് 25ന് ഷൂട്ടിങ് തുടങ്ങും.കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിലെ നായികമാര്‍ പുതുമുഖങ്ങളായിരിക്കും എന്നാണ് സൂചന. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ഐഡ ബി വെല്സ് അടുത്ത ലേഖനം മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന് സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. മൂന്ന് വശങ്ങളിലും നരച്ച ഓല മെടഞ്ഞു കെട്ടിയ ആ ചെറിയ വീടിനുള്ളിലേക്ക് സൂര്യന്റെ ചെറുവെളിച്ചം അരിച്ചു വീഴാൻ തുടങ്ങിയിരുന്നു.വക്കൊടിഞ്ഞ പലകക്കട്ടിലിന്റെ വലത്തേയറ്റത്ത് തെല്ലൊരു ആലസ്യത്തോടെ വീണ കറുത്ത കൈവിരലിലൂടെ ഒരു തുള്ളി വിയർപ്പ്. അത് നിലത്ത് വീണുകിടന്നിരുന്ന തേയിലക്കിളുന്തിനെ ചെറുതായി നനച്ചു. അങ്ങിങ്ങായി പണ്ടേ കീറിയിരുന്ന ഉടുപ്പ് നേരെയാക്കി അവൾ എഴുന്നേൽക്കാൻ ഭാവിച്ചു. ഷർട്ടിന്റെ ചുവട്ടിലെ പൊട്ടിയ കുടുക്ക്, കഷ്ടപ്പെട്ട് നേരെയാക്കി അവൾ തലമുടി വടക്കെട്ട് കെട്ടി. തൊട്ടടുത്ത് കിടന്നിരുന്നയാൾ പതിയെ എഴുന്നേറ്റ് തെങ്ങിൻ വരിച്ചിലിൽ തീർത്ത ജനാലയിൽ ചെറു ചണനാര് കൊണ്ട് കെട്ടിയ, വക്ക് പൊട്ടിയ കണ്ണാടിയിൽ നോക്കി തല ചീകി. അയാൾ മീശയിൽ നിന്ന് ചീർപ്പിന്റെ പല്ല് പറിച്ച് തലയിലേക്ക് നട്ടുകൊണ്ട് ചോദിച്ചു. ഒരേ സമയം ബഹുമാനവും, ചെറു ഭയവും മുഖത്ത് തെളിഞ്ഞത് അവളിലെ സ്വാഭാവിക സൗന്ദര്യത്തിന്റെ മാറ്റ് കുറച്ചത് പോലെ തോന്നിച്ചു. എണ്ണക്കറുപ്പിനോട് ഒട്ടി നിന്നിരുന്ന കുപ്പിവള ചില്ലുകളിൽ കാല് പതിയാതെ അവൾ എഴുന്നേറ്റു നിന്നു. സ്വതവേ കാർക്കശ്യം മുഖത്തൊട്ടിച്ച പോലെ തോന്നിച്ച അയാൾ ഒന്ന് മൂളി. അയാൾക്ക് ബാക്കി എല്ലാം മനസ്സിലായി എന്നോ, അയാൾക്ക് അതിൽ കൂടുതൽ കേൾക്കണ്ടായിരുന്നോ എന്നറിയാൻ മെനക്കെടാതെ കട്ടിലിന് ചുവട്ടിൽ കിടന്നിരുന്ന പിന്നെടുത്ത് അവൾ ഷർട്ടിൽ കുത്തി. കുടുക്ക് പൊട്ടിയതിന് മീതെ പിന്നിന്റെ ആധിപത്യം വെളിപ്പെട്ടു. വണ്ടിയിൽ കയറുന്നതിന് മുന്നേ അയാൾ ഒരു ചോദ്യം കൂടെ ചോദിച്ചു. അയാളുടെ മനസിൽ ഒരു പക്ഷെ അന്നത്തേക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്ന അവസാന ചോദ്യമായി തോന്നിയതാകാം അത്. “നിനക്ക് ഉടുക്കാൻ വേറെ ഒന്നും ഇല്ലേ? ഇതും ഇതുപോലെ തോന്നിക്കുന്ന മറ്റൊരു ഉടുപ്പും…ങ്ങും?” അവൾ ചോദ്യത്തിലെ കൗതുകത്തിന് ചിന്തകളെ വിടാതെ ആരോടോ പറയാൻ കരുതി വച്ചിരുന്ന മറുപടി പറഞ്ഞു. “എന്റെ അല്ല…അച്ഛന്റെയായിരുന്നു …അങ്ങനെ ഒരാൾ ഉണ്ടായിരുന്നു…നാല് കൊല്ലം മുൻപ് എങ്ങോട്ടോ ഇറങ്ങിപ്പോയി…ഒസ്യത്തിന് നിന്നില്ല ഞാൻ…രണ്ട് ഷർട്ടും ഇങ്ങെടുത്തു..അച്ഛനെന്ന് വിളിക്കാൻ അമ്മ പറഞ്ഞോണ്ട് വിളിച്ചതായിരുന്നു…ശരിക്കും എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ എസ്റ്റേറ്റിൽ സെക്യരൂരിറ്റി പണിക്ക് വന്നയാളാ അമ്മ അങ്ങനെ വിളിക്കാൻ പറഞ്ഞു, ഞാൻ വിളിച്ചു…പിന്നെ അമ്മ മരിച്ചപ്പോൾ…അമ്മയുടെ മണം ഇവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടക്കിടെ കയറി വന്നു…അടുക്കളക്ക്… ചാളക്കറിക്ക് കലക്കി വച്ചിരുന്ന മുളക് കൂട്ടെടുത്ത് മുഖത്തൊഴിച്ചു കൊടുത്തു ഞാൻ….അന്നേവരെ മീൻകാരി പെമ്പിളമാർ പറഞ്ഞു കേട്ടിട്ടുള്ളതിൽ വച്ച് നല്ല നാലെണ്ണം പറഞ്ഞു. അതെങ്ങനെ പറയാൻ പറ്റി എന്നതോർത്ത് രണ്ട് നാള് ഞാൻ നേരെ ഉറങ്ങീല…” ആദ്യത്തെ മൂന്ന് നാല് വരികളൊഴിച്ച് അയാളൊന്നും കേട്ടില്ലാന്ന് തോന്നിച്ചു. അവൾ പറഞ്ഞു തീർത്ത് മുഖം ഉയർത്തുമ്പോഴേക്കും ജീപ്പിന്റെ പിൻചക്രങ്ങൾ മൺപാത താണ്ടി, രാജപാത മുത്തി മുന്നോട്ട് കടന്നിരുന്നു. ആരെങ്കിലും എന്നെങ്കിലും വന്ന് ചോദിക്കുവാണേൽ അന്നേരം വാക്കുകൾക്ക് വേണ്ടി ഓടേണ്ടല്ലോ! പാട്ടുപുസ്തകം കാണാതെ പഠിക്കാറുള്ള കുട്ടിയുടെ അനുസരണയോടെ എന്നൊക്കെയോ മനസ് പറഞ്ഞു പഠിപ്പിച്ചത് ആദ്യമായും അവസാനമായും അവൾ പറഞ്ഞത് അന്നായിരുന്നു. അയാൾ വണ്ടിയുടെ പിൻസീറ്റിലിരുന്ന മർഫി റേഡിയോ മുന്നിലേക്ക് വച്ച് ഏതോ ചാനൽ ട്യൂൺ ചെയ്ത് മുന്നോട്ട് പോയി. തലേന്ന് രാത്രിയിലേക്ക് കഴിക്കാനായി മാറ്റി വച്ചിരുന്ന കുറച്ചു പറ്റും ചാളച്ചാറും അവൾ മൺപാത്രത്തിലേക്ക് മാറ്റി. ചൂട് കൊണ്ട് ചാളയുടെ മൂപ്പൊത്ത മണം പോയിരുന്നു. അതിലേക്ക് അറിയാതെ ഓടിയ കൈവിരൽ, എന്തോ ഓർത്ത് അവൾ തിരികെ വലിച്ചു. ഓടിച്ചെന്ന് ഷർട്ടിലെ പൊട്ടിയ കുടുക്ക് മാറ്റി, കോളറിൽ നിന്ന് പറിച്ച് നല്ല ഘനത്തിൽ തുന്നിച്ചേർത്തു. പുറത്തേക്ക് തള്ളി നിന്ന നൂൽ, പല്ലുകൾ ചേർത്ത് കടിച്ച് നേരെയാക്കി. കരപ്പൻ കുത്തിയ ഷർട്ടിനെ അവൾ തിളയ്ക്കുന്ന വെള്ളത്തിൽ മുക്കി. തിരികെ വന്നപ്പോൾ മൺചട്ടിയിൽ ഉറുമ്പുകളുടെ അപ്രഖ്യാപിത റൂട്ട് മാർച്ച് നടക്കുന്നുണ്ടായിരുന്നു. അന്ന് രാത്രിയും അയാൾ വന്നു. മീൻ കറി കൂട്ടി ഉണ്ടു. നെയ്ച്ചൂര. ചട്ടിയിൽ പറ്റിച്ചു വയ്ച്ചത്… മുകളിലായി നരകത്തില മുറിച്ചിട്ടതിന്റെ ആസ്വാദ്യത അയാളുടെ കണ്ണുകളിൽ തിളക്കമായി നിൽക്കുന്നത് അവൾ കണ്ടു… മീൻചാറിന്റെ മിച്ചവും, ബാക്കി വന്ന നാലഞ്ച് വറ്റും ചട്ടിയിലിട്ട് കുഴച്ച് നാവിനെ പറ്റിച്ച് അവൾ കട്ടിലെന്ന സ്വകാര്യ അഹങ്കാരത്തിലേക്കെന്ന വണ്ണം നടന്നു. പോകുന്നതിനിടയിൽ അരികിലിരുന്ന മൺകൂജയെടുത്ത് വായുവിലേക്കുയർത്തി. ഒരു തുള്ളി അടർന്ന് അവളുടെ ചുണ്ടിലേക്ക് വീണു. വിശപ്പ് പോലെ കെട്ടി വയ്ക്കാവുന്നതല്ല പലതും എന്നോർത്തത് കൊണ്ടാവണം, അവൾ നേരത്തെ തന്നെ കൈയ്യിൽ നിന്ന് മാറ്റിവച്ചിരുന്ന ഒരു കുപ്പിവള ഭദ്രമായി, ചെളി കെട്ടിയുയർത്തിയ അടുക്കളച്ചുമരിന് മുകളിലേക്ക് കയറ്റി വച്ചു. തലേന്ന് സൂര്യൻ വന്ന വിടവിലൂടെ അനുവാദമില്ലാതെ വന്ന കാറ്റ് മണ്ണെണ്ണ വിളക്കിനെ കെടുത്തി കടന്നു പോയി. പിറ്റേന്ന് രാവിലെ, അവൾ വാരി വിതറിയ മുടിയിഴകൾ ചേർത്ത് കെട്ടുന്നതിന് മുന്നേ അയാൾ ചോദിച്ചു. “എൻ്റെ കൂടെ വന്നോ… ഇവിടെ ഇല്ലാത്ത ഒന്ന് അവിടെ കിട്ടും…” അയാളുടെ മുന്നിൽ ആദ്യമായി അവൾ ചിന്തിച്ചു എന്ന് തോന്നിച്ച നിമിഷം. അയാളുടെ ചുണ്ടിൽ നിന്ന് ആദ്യമായി വേറിട്ടൊരു വികാരം അവൾ കണ്ടു. “മഴ….ഇവിടത്തെ പോലെ ചാറ്റൽ അല്ല…ചവിട്ടി തിമിർക്കുന്ന മഴ.” വക്കു പൊട്ടിയ കണ്ണാടി നോക്കി, അയാൾ വെളുത്ത് തുടുത്ത മുഖത്തെ വരമ്പ് മീശ ഒന്ന് തൂത്തു. കഷ്ടപ്പെട്ട് മീശരോമങ്ങളെ വരി നിറുത്തിച്ചു. ഒന്ന് തിരിഞ്ഞ് പുറത്തേക്ക് നോക്കി ഒരു കാജാ കവർ പൊട്ടിച്ചു. ജീപ്പ് തമിഴ്‌നാട് – കേരള അതിർത്തി കടന്നു. പിന്നിലെ റേഡിയോ മുന്നിലേക്ക് തരാൻ അയാൾ ആവശ്യപ്പെട്ടു. അനുസരണയോടെ അവൾ റേഡിയോ മുന്നിലേക്ക് കൊടുത്തു. ഇരച്ചു മൂളിക്കൊണ്ട് റേഡിയോ നീരസം അറിയിച്ചു. “അടുത്ത പ്രിയ ഗാനം ജോൺസൺ മാഷുടെ സംഗീതത്തിൽ കഴിഞ്ഞ മാസം പുറത്തിറങ്ങിയ …” പിന്നെയും നീണ്ട ഇരമ്പലിനൊടുവിൽ റേഡിയോ “തങ്കത്തോണി” പാടിത്തുടങ്ങി. ആ ആറ് മണിക്കൂർ യാത്രക്കിടയിൽ അയാൾ അവളോട് ആകെ ചോദിച്ചത് ‘വിശക്കുന്നുണ്ടോ’ എന്ന് മാത്രമായിരുന്നു. കുടലിന്റെ വളവുകൾ നിവരുന്ന വണ്ണം ആദ്യമായി അവൾ കഴിച്ചു. എവിടെ നിന്നോ വന്ന ഒരു ധൈര്യത്തോടെ അവൾ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന് അയാളോടായി ചോദിച്ചു. തട പുകയില റോഡിലേക്ക് തുപ്പി അയാൾ ഒന്ന് കാറി. “നാട്ടിലേക്ക്…അവിടെ ഒരു സ്ഥലമുണ്ട്…കഴിഞ്ഞ മാസം വരെ അവിടത്തെ കാര്യം നോക്കിയിരുന്ന ആള് തീർന്നു. നാണു നാടാര്… ഇനി നിനക്കാണ് …” സമയം ഏതാണ്ട് നാലര കഴിഞ്ഞപ്പോൾ ജീപ്പ്, പുഴയോട് ചേർന്നുള്ള ചെറിയ തെങ്ങിൻ തോപ്പിൽ എത്തി. പാതിമയക്കം മുറിഞ്ഞ മുഷിച്ചിൽ പുറത്തു കാണിക്കാതെ അവൾ പുറത്തേക്ക് നോക്കി. ചെറുതായി ചിതല് പിടിച്ചു തുടങ്ങിയ വാതിൽ തള്ളി, അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു. മൂന്ന് നാളിനുള്ളിൽ പഴയ പ്രതാപത്തോടെ ഷാപ്പിന്റെ ബോർഡ് ഉയർന്നു വന്നു. ആദ്യമാദ്യം വന്നവർ നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിച്ച അവളുടെ കൈപ്പുണ്യത്തെ പുകഴ്ത്തി. ചിലർ പകൽ ഒന്നും രണ്ടും തവണ ‘പുലരി’ മോന്തി വന്നുപോയിക്കൊണ്ടിരുന്നു. അന്തിക്കും ആള് കൂടി വന്നു . രാത്രി ഏറെ വൈകിയും ചിലർ അവളുടെ പേര് അന്വേഷിച്ചു വന്നു തുടങ്ങി. ചിലരോട് മുളക് കറിയും, ചിലരോട് തലേന്നത്തെ മീന്തല കഴുകിയ വെള്ളവും മറുപടി പറഞ്ഞു വന്നു. കിളിന്ത് നുള്ളാൻ കൈയ്യിലുണ്ടാകാറുള്ള വായ്ത്തല വളഞ്ഞ ചെറു കത്തി അവൾ പൊടി തട്ടി വച്ചു. പിന്നെപ്പിന്നെ അവളുടെ കറുത്തു തടിച്ച വയറിനും ഉടുത്ത ലുങ്കിക്കും ഇടയിൽ ഞാണ്ടു കിടക്കാനുള്ള യോഗം ആ കത്തിപ്പിടിക്കുണ്ടായി. അവൾ മുടക്കം വരാതെ കത്തിക്ക് മൂർച്ച കൂട്ടിക്കൊണ്ടേ ഇരുന്നു. എല്ലാ ബുധനാഴ്ചയും മുതലാളി ആ ആഴ്ചത്തെ കളക്ഷൻ വാങ്ങാൻ വന്നു. നിറുത്തിക്കെട്ടി, വിറക് കൂട്ടി, പാതി ചുട്ട അയലയുടെ തോല് പൊളിച്ച് അവൾ മുളക് പുരട്ടി. ഇരു വശങ്ങളും കത്തി കൊണ്ട് കോറി, ഉപ്പ് വെള്ളം തൂകി. വീണ്ടും ചുടാൻ നിറുത്തി. അതിന് മുകളിലൂടെ ഇരുമ്പൻ പുളിയുടെ ചാറും, ചുട്ട തേങ്ങാച്ചാറും പിഴിഞ്ഞൊഴിച്ചു. കൂടെ നൂറു മുട്ടൻ കപ്പയും ചുട്ടു. അയാൾക്ക് മുന്നിലെത്തുന്നതിന് മുന്നേ നന്നായി ഞെരടിയെടുത്ത കുരുമുളകും ഇത്തിരി പെരും ജീരകവും പൊടിച്ചു തൂകി. രണ്ട് നുള്ള് കറിവേപ്പില ചീന്തിയെടുത്ത് അയലപ്പുറത്ത് പരത്തി. കപ്പ തോല് പൊളിച്ച്, താമര ഇലയിൽ പൊതിഞ്ഞ് മുതലാളിയുടെ മുന്നിൽ കൊണ്ട് വച്ചു. ചുട്ട അയലയും വരാല് വറുത്തതും അരികിലായി വച്ച് അവൾ മാറി നിന്നു. ഒന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ മുതലാളി ഷാപ്പിന് പുറത്തേക്ക് വന്നു. ഷാപ്പിലേക്ക് വരാൻ ഉപയോഗിച്ച വള്ളം തെങ്ങിനോട് ചേർത്ത് കെട്ടി. അയാൾ വീണ്ടും ഷാപ്പിനുള്ളിലേക്ക് കയറി കതകിന്റെ കൊളുത്തിട്ടു. പതിവ് തെറ്റിച്ച് നാല് അന്തി മോന്തി. ഷർട്ടിലെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ മടക്കി അവളെ ഏൽപ്പിച്ചു. ഷാപ്പിന്റെ പിന്നിലെ ചെറുപുരയിലേക്ക് കടന്ന് അയാൾ നല്ലൊരേമ്പക്കം കാച്ചി. മേനകയെ അടുത്ത് ചേർത്തിരുത്തി അയാളെന്തൊക്കെയോ പറഞ്ഞു തുടങ്ങി. “ഈ ഷാപ്പ് നീയെടുത്തോ…ഇന്ന് രാവിലെ ഇതും, ഇതിനോട് ചേർന്ന ഏഴര സെന്റും നിന്റെ പേരിൽ പ്രമാണം ചെയ്യാൻ ഏൽപ്പിച്ചു ഞാൻ…” പിന്നെയും എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ആ ചെറിയ മുറിയിലെ അരണ്ട റാന്തൽ വെട്ടം തീരുന്നതിന് മുന്നേ അയാളുടെ വായിൽ നിന്ന് അതും വീണു. “ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്… രണ്ട് ഡോക്ടർമാർ പറഞ്ഞു…അതോണ്ടാ കിഴക്കീന്ന് അവളെ കെട്ടിയത്…കെട്ടുമ്പോൾ അവൾക്ക് ഒന്നര മാസം…അത് കൊണ്ടെന്താ… അവൾടപ്പൻ നാല് ഏക്കർ റബ്ബറാ എൻ്റെ പേരിൽ എഴുതിച്ചത്… പിന്നെ ചെറുതോണിയിൽ ഒരു തോട്ടവും…അതേ നിനക്കറിയുവോ….ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്….രണ്ടു ഡോക്ടർമാർ പറഞ്ഞു….നാല് ഏക്കർ റബ്ബർ… ചെറുതോണിയിൽ തോട്ടം….” പിറ്റേന്ന് സൂര്യൻ എണീക്കുന്നതിനു മുന്നേ അന്തോണിച്ചൻ എഴുന്നേറ്റു. അവൾ അയാളോട് എന്തോ പറയാനായി തുനിഞ്ഞു. പതിവ് പോലെ അവൾ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ തലേന്നിട്ടിരുന്ന ഉടുപ്പ് ചുമരിൽ തൂക്കിയിട്ട് മറ്റൊരു ഉടുപ്പിട്ട് അയാൾ വള്ളം തുഴഞ്ഞ് വീട്ടിലേക്ക് പോയി. ആൾക്കാർ കൂടി വന്നു. മധുര കള്ളിനേക്കാൾ കപ്പയും, അതിനേക്കാൾ മീൻകറിക്കും പ്രിയമേറി. ഒരു വെള്ളിയാഴ്ച ഷാപ്പിന് മുന്നിൽ വള്ളത്തിൽ വളക്കച്ചവടത്തിന് വന്ന ത്രേസ്യ ചേട്ടത്തിയും മോനും ഷാപ്പ് നോക്കി കൂകി. മേനക പുറത്ത് വന്ന്, നിറമുള്ള കുറെ വളകൾ നോക്കി. ഒടുവിൽ കൈക്ക് പാകമായ ഏഴ് കുപ്പിവളകൾ എടുത്തു. കറുത്തത്. അതും പറഞ്ഞ്, കാശ് കൊടുത്ത് പടവ് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു കൊളുത്ത് അനുഭവപ്പെട്ടു. ത്രേസ്യചേട്ടത്തി, മകനോട് ഇത്തിരി നീങ്ങി ഇരിക്കാൻ പറഞ്ഞിട്ട് അവളോടായി ചോദിച്ചു. അത്ര ലാഘവത്തോടെ അവൾ ആ ചോദ്യത്തിന് മറുപടി പറയുമെന്ന് ത്രേസ്യ ചേട്ടത്തി കരുതിക്കാണില്ല. അവർ വള്ളത്തിന്റെ മുന പടിവക്ക് കടക്കുന്നത് വരെ മേനകയെ തന്നെ നോക്കി ഇരുന്നു. ഷാപ്പിന് മുന്നിലെ നാരകത്തിന് അടുത്ത് ചെന്ന് അവൾ അനങ്ങാതെ നിന്നു. സമയം ഏഴാകുന്നതേ ഉണ്ടായിരുന്നുള്ളൂ.. ഒരു മനം പിരട്ടൽ… നല്ല പോലെ ഒന്ന് ചുമച്ച് തുപ്പി. ഒരു പുളിച്ചു തികട്ടൽ പോലെ. തുപ്പൽ വീണ നാരകത്തില നുള്ളിക്കളഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. പുലരിക്കള്ള് ചെത്തി പാനയിൽ ഒഴിച്ചവർ അവളെ നോക്കി കള്ള് പതച്ചു പൊങ്ങി. അവളെ കാണാൻ ഇല്ല അടുക്കളയിൽ നിന്ന് ഒച്ചയൊന്നും കേൾക്കുന്നുമില്ല. “സാധാരണ ഈ സമയത്തു പുറത്ത് നിൽക്കേണ്ടതാണല്ലോ പോട്ടെ…നാളത്തേക്ക് കൂട്ടാം..” ഷാപ്പ് കഴിഞ്ഞാൽ പിന്നെയുള്ളത് ഒരു ഓല മേഞ്ഞ ചെറിയ വീടാണ് അത്രയിടം പോയി ത്രേസ്യ ചേട്ടത്തിയും മകനും വള്ളം തിരിച്ചു. “നീ കൈനഗിരീന്ന് ഇത്തിരി ഞണ്ട് വാങ്ങിക്കോ..ഞാൻ വന്നോളാം..” അത് പറഞ്ഞ് ത്രേസ്യ ചേട്ടത്തി വള്ളത്തിൽ നിന്നറങ്ങി ഷാപ്പിലേക്ക് നടന്നു. അവർ നടന്ന് ഇത്തിരി ദൂരം പോയപ്പോൾ വെള്ളിമണലിൽ വീണു കിടക്കുന്ന മേനകയെയാണ് കണ്ടത്. ആവും വിധം അവളെ താങ്ങിയെടുത്ത് ചുമരിൽ ചാരി ഇരുത്തി. അവരുടെ ദേഹത്തേക്ക് അവൾ ശർദ്ധിച്ചു. നെഞ്ച് മറച്ചിരുന്നു തോർത്തെടുത്ത് അവർ അവളുടെ ചുണ്ടും മുഖവും തുടച്ചു. അവളെ അകത്തുള്ള കസേരയിൽ ഇരുത്തി, കടും ചായ കൊണ്ട് വന്നു. ഏതൊക്കെയോ പാത്രങ്ങൾ തപ്പി ഇത്തിരി വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും ചേര്ത്ത കടും ചായ നന്നായിളക്കി. ആ പറച്ചിലിന് ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു. മീൻ വാങ്ങി തിരികെ വന്ന മകനോട് “ഞാനിത്തിരി വൈകും…നീ പൊയ്ക്കോ” എന്നും പറഞ്ഞ് ത്രേസ്യ ചേട്ടത്തി ഷാപ്പിന്റെ അടുക്കളയിലേക്ക് പോയി. അന്ന് മുതൽ ത്രേസ്യ ചേട്ടത്തിയുടെ മകൻ മാത്രമായി വള വിറ്റ് തുടങ്ങി. കൊച്ചങ്ങാ പറിച്ച് ഉണക്കി, അതും വേപ്പിലയുമിട്ട് കാച്ചി വെള്ളിയാഴ്ച തോറും അവർ മേനകയെ കുളിപ്പിച്ചു. ‘ഈ അലോപ്പതി ഡോക്ടറുമ്മാര് പറയുന്നത് വിശ്വസിക്കാൻ കൊള്ളില്ല ’ അവൾ മനസ്സിൽ പറഞ്ഞു. മനം പുരട്ടി വന്ന ആ സത്യം അവൾക്ക് അന്തോണി മുതലാളിയോട് പറയണം എന്നുണ്ടായിരുന്നു. അവൾ പറഞ്ഞില്ല…ആരോടും… മീൻ കൂട്ടിന്റെ മണം പോലും അവളെ കൊണ്ട് വെളുത്തുള്ളി തീറ്റിച്ചു. ത്രേസ്യാമ്മ വെളുത്തുള്ളി തോട് പൊളിച്ച് ചുട്ടു കൊടുത്തു… ഒരിക്കൽ അവർ ഇങ്ങനെ പറഞ്ഞു “അതേയ്…വെളുത്തുള്ളി ചൂടാണ്…കുഞ്ഞിന് നന്നാവില്ല ഈ സമയത്ത്”. അതിന്റെ പിറ്റെന്നാൾ മുതൽ അവൾ ഓക്കാനിച്ചില്ല… പതിയെ തിരികെ അടുക്കളയിലേക്ക് കയറി. “മക്കളേ, അതേ, ഇനി അങ്ങോട്ട് ഈ ഉടുപ്പുകൾ ഒന്നും നിനക്ക് പകമാവൂലാ…വേറെ തുണി വാങ്ങാൻ ഞാൻ മോനോട് പറയാം…” “ഞാനിതിന്റെ കൈയും വയറും പിരിച്ച് തയ്ച്ചോളാം…അപ്പോൾ പാകമായിക്കോളും…”. അവൾ ചിരിച്ചു. കൂടെ അവരും. അന്ന് രാത്രി നന്നായി മഴ പെയ്തു. പിറ്റേന്ന് പുലർച്ചെ ഉണ്ടായില്ല…ഉച്ചയും ഉണ്ടായില്ല…രാത്രിയും വന്നില്ല മഴ..മഴ മാത്രം… മൂന്നാം നാൾ ചീന്തിപ്പൊലിയുന്ന വെട്ടത്തോടെ സൂര്യൻ വന്നു. നനവ് മാറാത്ത സൂര്യൻ. ഷാപ്പിനു മുന്നിലെ നാരകം നന്നായി തളിർത്തു… ചെറു കായ്കളും പിടിച്ചു തുടങ്ങി… കഴിഞ്ഞ കുറേ ആഴ്ചകളായി അന്തോണി മുതലാളി ബുധനാഴ്ചപ്പിരിവിന് വന്നില്ല… പകരം ഒരു ഡ്രൈവറെ അയച്ചു… ഒരു നിലാവുള്ള രാത്രിയിൽ മൻപിഞ്ഞാണങ്ങൾ കഴുകി തിരികെ പോകാൻ നിന്ന ത്രേസ്യ ചേട്ടത്തി പടവുകൾ വരെ പോയി, എന്തോ ചിന്തിച്ചെന്ന വണ്ണം തിരികെ വന്നു. “ഇന്നേ ….ഞാൻ പോകുന്നില്ല…മോനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു…” അതും പറഞ്ഞവർ അകത്തേക്ക് കയറി വന്നു. ഷാപ്പിലെ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട് നെഞ്ചിലെ തോർത്ത് അതിൻമേലെ വിരിച്ച് അവർ ജനൽ വഴി മാനം നോക്കി കിടന്നു. മേനകയുടെ കരച്ചിൽ കേട്ട് അകത്തേക്ക് കയറിയ അവർ ഒരു ചോരക്കുഞ്ഞുമായി പുറത്ത് വന്നു. റാന്തലിന്റെ തിരി പൊക്കി അവർ കുഞ്ഞിനെ ഒന്ന് കൂടെ നോക്കി. വിയർപ്പ് പടർത്തിയ കഴുത്തുയർത്തി അവൾ കുഞ്ഞിനെ നോക്കി… “ഭാഗ്യം…അവന് എൻ്റെ നിറമാണ്….ദൈവം തുണച്ചു…” അവൾ മനസ്സിൽ പറഞ്ഞു. ത്രേസ്യ ചേട്ടത്തി ഇടക്കിടെ വന്നു പോയിക്കൊണ്ടിരുന്നു. വരുമ്പോൾ കുട്ടിക്കുള്ള ചെറിയ കളിപ്പാട്ടങ്ങളും കരി മഷിയും കൊണ്ട് വന്നു. അതിൽ പിന്നെ അന്തോണി മുതലാളി അങ്ങോട്ടേക്ക് വന്നില്ല. കാശ് പിരിവ് ഡ്രൈവർ മുഖാന്തിരം തുടർന്നു. ഒരു മഴക്കാലത്ത്, തോരാത്ത മഴയുള്ള ഒരു പകലിൽ ത്രേസ്യ ചേട്ടത്തി പോയി. എലിപ്പനി ആയിരുന്നു. അന്നാദ്യമായി മേനക കരഞ്ഞു. കാരണം അറിയാൻ സാധിക്കാതെ അവളുടെ മുഖത്ത് അശ്രുക്കൾ ചാല് കീറി. മേനകയുടെ മകന് ആറ് വയസായി. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം അവൾ വീണ്ടും കത്തി വയറോട് ചേർത്ത് കൊളുത്തിയിട്ടു തുടങ്ങി. കായലിൽ ഓല കെട്ടിയ വലിയ വള്ളങ്ങൾ വന്നു തുടങ്ങി. അവർ ഷാപ്പിന്റെ ഓരം ചേർത്ത് നിറുത്തി കന്നാസിൽ കള്ള് വാങ്ങി പോയി.. ഒരു ദിവസം കുറെയധികം വള്ളങ്ങളും ചെറു തോണികളും ഒരുമിച്ചു പോകുന്നതായി മേനക കണ്ടു. പള്ളിയിലേക്കാണ്. ചെത്തുകാർ പാന തുളുമ്പും വണ്ണം കള്ളൊഴിച്ചു കാശ് വാങ്ങി പോയി. സഹായത്തിന് നിറുത്തിയിരുന്ന അയ്യപ്പൻ ചേട്ടൻ വെള്ളെഴുത്തു വീണ കണ്ണ് തുടച്ച് കാഴ്ച നേരെയാക്കി കായലിലേക്ക് നോക്കി. “അന്തോണി മുതലാളിയാണ് രണ്ട് ദിവസമായി ദീനമായിരുന്നൂന്ന് ചെത്തുകാരൻ ദാമു പറഞ്ഞു”. വള്ളത്തിൽ ശവപ്പെട്ടിയുമായി കരക്കാർ പോകുന്നത് നോക്കി മേനക ഷാപ്പിന് മുന്നിൽ നിന്നു. പള്ളി നട വരെ മകനെയും കൂട്ടി അവൾ പോയി.ദൂരെ നിന്ന് ഒരു നോക്ക് കണ്ടു. തിരികെ പോരും വഴി മകൻ അവളോട് ചോദിച്ചു. മകനോട് ‘വേഗം നടക്കാൻ’ പറഞ്ഞ് അവൾ തിരികെ ഷാപ്പിൽ എത്തി. നന്നായൊന്ന് കുളിച്ചു. പണ്ട് മകന് വേണ്ടി വാങ്ങിയ കരി മഷിയിൽ നിന്ന് ഇത്തിരിയെടുത്ത് കണ്ണെഴുതി. വക്ക് പൊട്ടിയ കണ്ണാടി കായലിലേക്ക് വലിച്ചെറിഞ്ഞ് ത്രേസ്യ ചേട്ടത്തിയുടെ മകന്റെ കൈയ്യിൽ നിന്ന് നല്ലൊരു കണ്ണാടി വാങ്ങി. തെങ്ങും വരിച്ചിലിൽ ഉണ്ടാക്കിയ ജനാലയുടെ കൊളുത്തിൽ ചേർത്ത് കെട്ടി. നല്ലത് പോലെ തന്റെ മുഖം ഒന്ന് നോക്കി. കീറാത്ത, വക്ക് പൊട്ടാത്ത പ്രതിബിംബം. ചുണ്ടിൽ നല്ലൊരു ചിരി വിരിഞ്ഞു. ഒരു നിമിഷം, അവളുടെ ചിന്തകൾ പുറകിലേക്ക് പോയി. അന്നവസാനമായി അന്തോണിച്ചാൻ വന്നുപോയപ്പോൾ പറയാൻ തുനിഞ്ഞതാണ്… അവർക്കിടയിൽ വരാൻ പോകുന്ന മൂന്നാമത്തെ ആളെപ്പറ്റി അവരുടെ കുഞ്ഞിനെപ്പറ്റി… അയാളത് കേട്ടില്ല…പിന്നൊരിക്കൽ അത് പറയണമെന്ന് അവൾക്ക് തോന്നിയതുമില്ല. “ഒരുപക്ഷെ ത്രേസ്യ ചേട്ടത്തി പണ്ടെപ്പോഴോ പറഞ്ഞത് പോലെ ധര്മിഷ്ടനും, സ്നേഹ സമ്പന്നനനും, നല്ലവനുമായ അന്തോണി മുതലാളിക്ക് ആറേഴ് ഷാപ്പുകൾ ഉണ്ടെങ്കിലോ… അതിലെല്ലാം നീതിമാനായ അയാൾ എന്നെപ്പോലെ പലരെയും ജോലിക്ക് നിറുത്തിയിട്ടുണ്ടെങ്കിലോ?”. അവൾ വേഗം ഷാപ്പിന് പിന്നിലെ മുറിയിലേക്ക് കയറി. ആണിയിൽ തൂക്കിയിരുന്ന അയാളുടെ ഷർട്ട് പുറത്തിട്ട് തീ കൊളുത്തി. “ഇനിയിത് കണ്ടാൽ, ചെറുതാക്കി തുന്നിച്ച് മകന് കൊടുക്കാൻ തോന്നും. അല്ലേൽ ചിലപ്പോൾ പൊട്ടിയ കുടുക്കുകൾ നേരെയാക്കി ഞാൻ തന്നെ ഇട്ടെന്ന് വരും…അത് വേണ്ടാ…” അവൾ വേഗത്തിൽ പടവ് ലക്ഷ്യമാക്കി ഓടി. വല്ലാത്ത ഒരുത്സാഹം..ഒരു തെളിമ.. ത്രേസ്യ ചേട്ടത്തിയുടെ മകന്റെ വള്ളം നോക്കി അവൾ വിളിച്ചു. “നീ ടൗണിൽ നിന്ന് വരുമ്പോൾ രണ്ട് ചെറിയ ഷർട്ട് വാങ്ങണേ..മോന്…നല്ലത് നോക്കി വാങ്ങിക്കോ…കാശ് നോക്കണ്ടാ…” അവൾ മകനെ ചേർത്ത് പിടിച്ച്‌ കൊണ്ട് ഷാപ്പിനുള്ളിലേക്ക് നടന്നു കയറി. പണ്ടത്തെ നാട്ടിൻ പുറം ഓർമ്മ വന്നു അടിപൊളി. ആ ഷാപ്പും വള്ളവും പിന്നെ ആ ഗ്രാമം തന്നെ ഭാവനയിൽ കാണാൻ സാധിക്കുന്നു. നല്ല അവതരണം. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. ☺ കൊള്ളാം നന്നായിട്ടുണ്ട് .ഒഴുക്ക് ഉള്ള ഏഴുത്ത്. സന്ദര്ഭങ്ങൾ കൃത്യമായി മനസ്സിൽ പതിയുന്ന തരം അവതരണം. Select Book Name ഉല്പത്തി പുറപ്പാടു് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ രൂത്ത് ശമൂവേൽ ശമൂവേൽ രാജാക്കന്മാർ 1 രാജാക്കന്മാർ 2 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമ ഗീതം യെശയ്യാ യിരേമ്യാവു വിലാപങ്ങൾ യേഹേസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യാവു യോനാ മീഖാ നഹൂം ഹബക്കൂക് സെഫന്യാവു ഹഗ്ഗായി സെഖർയ്യാവു മലാഖി മത്തായി മർക്കൊസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ കൊരിന്ത്യർ 1 കൊരിന്ത്യർ 2 ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ തെസ്സലൊനീക്യർ 1 തെസ്സലൊനീക്യർ 2 തിമൊഥെയൊസ് 1 തിമൊഥെയൊസ് 2 തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് പത്രൊസ് 1 പത്രൊസ് 2 യോഹന്നാൻ 1 യോഹന്നാൻ 2 യോഹന്നാൻ 3 യൂദാ വെളിപ്പാടു രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു: ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു. അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു. അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു? ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു. എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല. അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു. സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു. അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും. അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി. അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ. മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു; ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവുമലക്കു പോയി. യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു. പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു. യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. അവനോ: നീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു. അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു: അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു. പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു. അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല; അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു. അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു. അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു. അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു. അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു. യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ? ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു. ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു. അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി. അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു. പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല. ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു. മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു. അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു. ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു. ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു. ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു. പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു, പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു. കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു. നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു. ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ 200 രൂപയില്‍ താഴെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു – Tip of India News ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ 200 രൂപയില്‍ താഴെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ 200 രൂപയില്‍ താഴെ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നു ജിയോ, എയർടെൽ, വോഡഫോൺ എന്നിവ 50 രൂപ മുതൽ 2000 രൂപവരെയും അതിൽ കൂടുതലുമുള്ള വിവിധ വില വിഭാഗങ്ങളിൽ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വോഡാഫോണിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് കമ്പനി നൽകുന്നത്. ഈ കാലയളവിലേക്ക് 2ജിബി ഡാറ്റയും നൽകുന്നു. 300 എസ്എംഎസുകളാണ് പ്ലാനിലൂടെ ലഭിക്കുക. എല്ലാ നെറ്റ്വർക്കിലേക്കും ഉള്ള അൺലിമിറ്റഡ് കോളുകളാണ് ഈ പ്ലാനിന്റെ സവിശേഷത. അത് കൂടാതെ വോഡഫോൺ പ്ലേ, ZEE5 സ്ട്രീമിംഗ് സർവ്വീസ് എന്നിവയിലേക്ക് സൌജന്യ ആക്സസും കമ്പനി നൽകുന്നു. വോഡഫോൺ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 21 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്ലാൻ ദിവസേന 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ദിവസേന 100 എസ്എംഎസും എഫ്‌യുപി പരിധിയില്ലാതെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും. പായ്ക്കിലെ മറ്റ് ആനുകൂല്യങ്ങൾ 149 രൂപയുടെ പ്ലാനിന് തുല്യമാണ്. വോഡഫോണിന്റെ 149 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് എയർടെല്ലിന്റെ 149 രൂപ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി മൊത്തം 2 ജിബി ഡാറ്റ, 300 എസ്എംഎസും അൺലിമിറ്റഡ് കോളിംഗും പ്ലാനിലൂടെ ലഭിക്കും. എയർടെലിന്റെ 149 രൂപ പ്രീപെയ്ഡ് റീചാർജ് പാക്കിലെ മറ്റ് ആനുകൂല്യങ്ങളായി വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം ആപ്ലിക്കേഷൻ എന്നിവയിലേക്കുള്ള സൌജന്യ ആക്സസാണ് ഉള്ളത്. റിലയൻസ് ജിയോയുടെ 149 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനൽ 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസേന 1 ജിബി ഡാറ്റയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ജിയോ നമ്പറുകളിലേക്ക് അൺലിമിറ്റഡ് കോളിംഗും മുഴുവൻ വാലിഡിറ്റി കാലയളവിലേക്കുമായി ജിയോ ഇതര നമ്പറുകളിലേക്ക് 300 മിനിറ്റ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് കൂടാതെ പ്ലാനിലൂടെ ദിവസേന 100 എസ്എംഎസും ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ലഭിക്കും. ഈ പ്ലാനിൽ അൺലിമിറ്റഡ് സൌജന്യ കോളുകൾ ഒന്നും ലഭിക്കില്ല പകരം ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഓൺ-നെറ്റ് കോളിംഗ് ലഭിക്കുന്നു. ഓഫ്-നെറ്റ് കോളിംഗിന് 1000 മിനിറ്റ് എഫ്യുപിയാണ് ഉള്ളത്. റിയല്‍മി എക്‌സ് 50 5 ജി പുറത്തിറക്കാന്‍ ഒരുങ്ങി റിയല്‍മി ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ തരംഗമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് പ്രീപെയ്ഡ് നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക്… വൺപ്ലസ് ഇസഡ് വൺപ്ലസ് 8 ലൈറ്റ് ലോഞ്ച് ജൂലൈയിൽ റെഡ്മി കെ 30 പ്രോ ഇന്ത്യയില്‍ പോക്കോ എഫ് 2 പ്രോയായി അവതരിപ്പിക്കുമെന്ന് സൂചന അട്ടപ്പാടി എൻസിപി നിവേദത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി സന്തോഷ്‌ ട്രോഫി; കേരളത്തിന്‌ വമ്പൻ ജയം, ആൻഡമാനെ തോൽപിച്ചു (9-0) സംസ്ഥാനത്ത്‌ ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 9855 പേര്‍ക്ക്‌ രോഗമുക്തി തിരുവനന്തപുരം കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം 499, പാലക്കാട് 439, ഇടുക്കി 417, ആലപ്പുഴ 369, വയനാട് 288, കാസര്‍ഗോഡ് 165 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,86,888 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,77,907 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981. പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 667 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9855 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1531, കൊല്ലം 564, പത്തനംതിട്ട 586, ആലപ്പുഴ 635, കോട്ടയം 673, ഇടുക്കി 386, എറണാകുളം 1072, തൃശൂര്‍ 1181, പാലക്കാട് 602, മലപ്പുറം 685, കോഴിക്കോട് 827, വയനാട് 253, കണ്ണൂര്‍ 661, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 81,496 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,79,228 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. * ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,56,384). * ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8733 പുതിയ രോഗികളില്‍ 7336 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2105 പേര്‍ ഒരു ഡോസ് വാക്‌സിനും 2974 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2257 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16 13 32 12 13 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്; 5370 പേര്‍ക്ക്‌ രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 5779 പേര്‍ക്ക്‌ രോഗമുക്തി ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 5144 പേര്‍ രോഗമുക്തി നേടി സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കോവിഡ്; 6632 പേര്‍ക്ക്‌ രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 4280 പേര്‍ക്ക് കോവിഡ്; 5379 പേര്‍ക്ക്‌ രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്; 6061 പേര്‍ക്ക്‌ രോഗമുക്തി എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി കേരള റബ്ബര്‍ ലിമിറ്റഡ് മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം- മന്ത്രി വീണാ ജോര്‍ജ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു സന്ദീപിന്റെ കൊലപാതകം; അഞ്ചാം പ്രതി അഭി പിടിയിൽ കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം- മന്ത്രി വീണാ ജോര്‍ജ് എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി കേരള റബ്ബര്‍ ലിമിറ്റഡ് മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ സന്ദീപിന്റെ കൊലപാതകം നിഷ്‌ഠൂരം; പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്‌ മുന്നിലെത്തിക്കും: മുഖ്യമന്ത്രി സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 20:44, 23 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം (തിരുത്തുക മാറ്റം തിരസ്ക്കരിക്കുക) 2015-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി എല്‍ ആന്‍ഡ് ടിയ്ക്ക് നിര്‍മാണ ചുമതല – Tip of India News അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി എല്‍ ആന്‍ഡ് ടിയ്ക്ക് നിര്‍മാണ ചുമതല അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി എല്‍ ആന്‍ഡ് ടിയ്ക്ക് നിര്‍മാണ ചുമതല ന്യൂഡല്‍ഹി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പ്രമുഖ കമ്പനിയായ എല്‍ ആന്‍ഡ് ടിയ്ക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തില്‍ താത്പര്യം അറിയിച്ച് എല്‍ ആന്‍ഡ് ടി വിഎച്ച്പിയെ സമീപിച്ചതായും ഇത്രയും വലിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വിദഗ്ധരും എല്‍ ആന്‍ഡ് ടി കമ്പനിയ്ക്കുണ്ടെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് ചംപത് റായ് വ്യക്തമാക്കി. അതേസമയം നിര്‍മിതിയുടെ ബലം എത്രത്തോളം വേണമെന്നത് കണക്കാക്കുന്നതിനായി റൂര്‍ക്കി ഐഐടിയിലായിരിക്കും മണ്ണ് പരിശോധന നടക്കുകയെന്നും വരുന്ന ഏപ്രില്‍ മാസം അനുയോജ്യമായ ദിനത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും ഇപ്പോള്‍ രാം ലല്ല വിഗ്രഹത്തെ താത്കാലികമായി മാനസ് ഭവനിലേയ്ക്ക് മാറ്റുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍ ഭൂമിയിലെ മനോഹര സ്വകാര്യം സ്‌നേഹത്തിന് കുറുകെയുള്ള മതത്തിന്റെ മതിലുകള്‍ ചിത്രം ചൂണ്ടികാട്ടുന്നുണ്ടെന്ന് ദീപക് പറമ്പോല്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ഐസിഎംആര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച്‌… ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍… ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഫോക്‌സ്‌വാഗൺ ടി-റോക്കിന്റെ ഇന്ത്യയിലെ അവതരണം ഡിജിറ്റൽ വഴി നടത്താൻ തീരുമാനം. കോംപാക്‌ട് എസ്‌യുവി ശ്രേണിയിലേക്ക് ജർമ്മൻ വാഹന നിർമാതാക്കൾ എത്തിക്കുന്ന ഏറ്റവും പുതിയ മോഡലാണ് ടി-റോക്ക്. കൊറോണ വൈറസ് പടരാതിരിക്കാൻ വിവിധ രാജ്യങ്ങൾ കൈകൊണ്ടിട്ടുള്ള കർശനമായ തീരുമാനങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഇന്ത്യയിലും രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് വരാനിരിക്കുന്ന ടി-റോക്കിന്റേത് സമ്പൂർണ ഡിജിറ്റൽ അവതരണമായിരിക്കുമെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചത്. രാജ്യത്തുടനീളം കൊറോണ വൈറസ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ആളുകളിലക്ക് പടരാതിരിക്കാൻ വേണ്ട നടപടികൾ സർക്കാർ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെ വിസ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. കോർപ്പറേറ്റ് ഓർഗനൈസേഷനുകൾ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി താൽക്കാലിക യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വിപണിയിൽ ഫോക്‌സ്‌വാഗൺ ഈ മാസം പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് കോംപാക്‌ട് എസ്‌യുവിയായ ടി-റോക്ക്. ഇന്ത്യയ്‌ക്കായുള്ള ബ്രാൻഡിന്റെ പുതിയ ഉൽപ്പന്ന പദ്ധതിയുടെ ഭാഗമാണ് ഈ മോഡലുകൾ. ഒരു CBU ഉൽപ്പന്നമായാകും വാഹനം ഇന്ത്യയിയിലേക്ക് എത്തുക. കാറിനായുള്ള ബുക്കിംഗും കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. ധീരവും സ്റ്റൈലിഷുമായ ഡിസൈനിലാണ് ടി-റോക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്. സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ആറ് എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകുമെന്നത് ശ്രദ്ധേയമാണ്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾക്കൊള്ളുന്ന ഇന്റീരിയറാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ മറ്റൊരു ആകർഷണം. ഓട്ടോമാറ്റിക് 2-സോൺ ക്ലൈമറ്റ് കൺട്രോൾ, വിയന്ന ലെതർ സീറ്റുകൾ, ഫിനിഷ്, പനോരമിക് സൺറൂഫ് എന്നിവയും എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നു. ഹ്യുണ്ടായി തങ്ങളുടെ എലാന്‍ട്രയുടെ ഡീസല്‍ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കും തിരുവനന്തപുരം – ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് തൗഫിക്ക് രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ 5ജി സ്മാര്‍ട്ട്… യമഹ തങ്ങളുടെ BW’S 125 നെ ജപ്പാനില്‍ അവതരിപ്പിച്ചു കോമ്പസ് ഫെയ്സ്ലിഫ്റ്റ് അടുത്ത വര്‍ഷം അവതരിപ്പിക്കുമെന്ന് ജീപ്പ് പുതിയ ബിഎസ്-VI XUV500-യുടെ വില പുറത്തുവിട്ട് മഹീന്ദ്ര ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു മോഹൻലാൽ സിനിമയ്ക്ക്‌ പണികൊടുക്കാനിറങ്ങിയ എം ടി വാസുദേവൻ നായർക്ക്‌ തിരികെ പണികൊടുത്ത് മമ്മൂട്ടി സിനിമ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം യഷിനോട് ക്ഷമ ചോദിച്ച് ആമിര്‍ ഖാന്‍, കെജിഎഫിനായി പ്രമോഷന്‍ ഏറ്റെടുക്കുമെന്നും താരം; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന്‍ November 28, 2021 വിശ്വസിക്കാൻ പ്രയാസം തോന്നാം! ആ സത്യം ബാക്കിയാക്കി, അച്ഛന്റെ ബലികുടീരത്തിൽ ചെന്നിരിക്കുമ്പോൾ സംഭവിക്കുന്നത്! മണിയുടെ മകളുടെ വാക്കുകൾ വീണ്ടും വൈറൽ November 28, 2021 മരക്കാരുടെ മുഖത്ത് ഗണപതിയല്ല, അതുപോലും തിരിച്ചറിയാനുള്ള ചരിത്രബോധം ഇന്ന് പലര്‍ക്കും ഇല്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രിയദര്‍ശന്‍ November 28, 2021 കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍ November 28, 2021 എനിക്ക് ചുറ്റുമുള്ള തീയെക്കാള്‍ എന്റെ ഉള്ളിലെ തീ ആളി കത്തുന്നതിനാലാണ് ഞാന്‍ അതിജീവിച്ചത്; ആശുപത്രി കിടക്കയില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് നടി യാഷിക November 28, 2021 ലീന പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്ത്; 200 കോടിയുടെ തട്ടിപ്പു കേസില്‍ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്ത് ഇഡി November 28, 2021 അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം; അവാർഡ് വിതരണം നാളെ! November 28, 2021 ‘ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് കിട്ടില്ല. പ്രവൃത്തിയ്ക്കുന്നത് കിട്ടും’ എന്ന് ഭാവന; ‘ഒരു വേദന നിങ്ങളെ വേദനിപ്പിയ്ക്കും, മറ്റൊരു വേദന നിങ്ങളെ മാറ്റും’ എന്ന് ഫിറ്റ്നസ്സ് ട്രെയിനര്‍; സോഷ്യല്‍ മീഡിയയ്ല്‍ വൈറലായി വീഡിയോ November 28, 2021 ഗുരുവായൂരപ്പനെ തൊഴുതാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്നൊക്കെ പറഞ്ഞവന്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം, പറ്റുമെങ്കില്‍ അത്തരക്കാരുടെ അണ്ണാക്കില്‍ പഴംതുണി തിരുകാനും മടിക്കരുത്; ജുമുഅ നമസ്‌കാര സമയത്ത് എല്ലാ മതവിഭാഗത്തിലുള്ളവരെയും മസ്ജിദിലേക്കു ക്ഷണിച്ച തീരുമാനത്തില്‍ പ്രതികരണവുമായി അലി അക്ബര്‍ November 28, 2021 സുന്ദരികളുടെ മരണം ഫോണിലെ ദൃശ്യങ്ങൾ ഞെട്ടിച്ചു! ആഫ്റ്റര്‍ പാര്‍ട്ടിയിൽ എല്ലാം സൈജുവിനെ പൊക്കിയതോടെ പലതും പൊങ്ങി വന്നു November 28, 2021 വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ ചൂടൻ ചർച്ച അവസാനിച്ചു! നടിയെ വിവാദങ്ങൾ തളർത്തിയോ? ഇടിവെട്ടേറ്റത് പോലെ ആ വാർത്ത മോഡലുകളുടെ മരണം; സ്കൂബാ മുങ്ങി തപ്പുമ്പോൾ മറ്റൊരിടത്ത് ഹാർഡ്‍ ഡിസ്ക്ക് കിട്ടി! കായലിലേക്ക് തിരിച്ചെറിഞ്ഞു സംഭവദിവസം രാത്രി അഞ്ജന അമ്മയ്ക്ക് ശബ്ദസന്ദേശം അയച്ചു…സഹോദരന്റെ വെളിപ്പെടുത്തൽ പുറത്ത്! ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതെന്തിന്,മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ് എല്ലാ കാര്യത്തിനും ഒപ്പം നിന്നു, അപ്രതീക്ഷിത മരണം തേടിയെത്തി എല്ലാം കണ്മുന്നിൽ വെച്ച് വേദന കടിച്ചമർത്തി ലക്ഷ്മിപ്രിയ കൂടുതൽ കൂടുതൽ ആളുകൾ നല്ല ബാത്ത്റൂം രൂപകൽപ്പനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, സ്വീകരണമുറി അല്ലെങ്കിൽ കിടപ്പുമുറി പോലുള്ള വീട്ടിലെ മറ്റ് മുറികൾക്കായിരുന്നു കൂടുതൽ പ്രാധാന്യം. ഇന്നത്തെ കുളിമുറി ഒരു പ്രവർത്തനപരമായ സ്ഥലം മാത്രമല്ല, ഒരു വ്യക്തി കുളിക്കാനോ പരിപാലിക്കാനോ കുറച്ച് സമയം ചെലവഴിക്കുന്ന സ്ഥലമാണ്. അതുകൊണ്ടാണ് അലങ്കാര വീക്ഷണകോണിൽ നിന്ന് സുഖകരവും ആകർഷകവുമായ ഒരു സ്ഥലം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. സമീപ വർഷങ്ങളിലെ നക്ഷത്ര പൂശിയാണ് ടൈലുകൾ ബാത്ത്റൂം പോലുള്ള ഒരു മുറി പുതുക്കുമ്പോൾ. അടുത്ത ലേഖനത്തിൽ ടൈലുകളിലെ ട്രെൻഡുകളെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് കുറച്ച് പറയും, അതുവഴി നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ളത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 1 ബാത്ത്റൂം മൂടുമ്പോൾ ടൈലുകളുടെ പ്രാധാന്യം കുളിമുറിയിൽ ടൈൽ പാകുന്നതിന്റെ നിരവധി ഗുണങ്ങളുണ്ട്. ബാത്ത്റൂം മൂടാൻ ടൈലുകൾ ഉപയോഗിക്കുന്നതിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിക്കുന്നു: അവർ വളരെ പ്രതിരോധശേഷിയുള്ളവരാണ് അതിനാൽ അവർ വർഷങ്ങളുടെ പ്രഹരങ്ങളെയും കടന്നുപോകലിനെയും നന്നായി സഹിക്കുന്നു. അവ വൃത്തിയാക്കാൻ എളുപ്പമാണ്, അതിനാൽ നനഞ്ഞ തുണി ഉപയോഗിച്ച് അല്പം വൃത്തിയാക്കൽ വിനാഗിരി ഉപയോഗിച്ച് തുടയ്ക്കുക അവരെ പുതിയതായി ഉപേക്ഷിക്കുന്ന സമയത്ത്. അവ കുളിമുറിക്ക് അനുയോജ്യമാണ് അവർ യാതൊരു പ്രശ്നവുമില്ലാതെ ഈർപ്പം നേരിടുന്നു. ടൈലുകൾ അവ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് തടയുന്നു അവയുടെ ഉപരിതലത്തിൽ രോഗാണുക്കളും ബാക്ടീരിയകളും. വിപണിയിൽ നിങ്ങൾക്ക് വൈവിധ്യമാർന്ന മോഡലുകളും ഡിസൈനുകളും കാണാം, അതിനാൽ ബാത്ത്റൂമിന്റെ അലങ്കാര ശൈലിക്ക് ഏറ്റവും അനുയോജ്യമായ ടൈലുകൾ ലഭിക്കുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഒരു ബാത്ത്റൂം പുതുക്കിപ്പണിയുമ്പോൾ, ഒരു വലിയ സംശയമാണ്, നിങ്ങൾ പറഞ്ഞ മുറിയുടെ ചുമരുകൾ മറയ്ക്കാൻ പോകുന്ന ടൈലുകളുടെ തരം സൂചിപ്പിക്കുന്നത്. ടൈലുകൾ ഒട്ടും വിലകുറഞ്ഞതല്ല, അതിനാൽ അവ ശരിയാക്കേണ്ടത് പ്രധാനമാണ്. ബാത്ത്റൂം ടൈലുകളുടെ കാര്യത്തിൽ ഏറ്റവും പ്രചാരമുള്ളതും നിലവിലുള്ളതുമായ ട്രെൻഡുകളെക്കുറിച്ച് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നു: ഇത്തരത്തിലുള്ള കോട്ടിംഗിന്റെ കാര്യത്തിൽ ട്രെൻഡുകളിൽ ഒന്നാണ് ടെറാസോ ടൈലുകൾ. പുതിയ കാലവുമായി ബന്ധപ്പെട്ട് പുതുക്കിയ ഒരു മെറ്റീരിയലാണിത് ബാത്ത്റൂമിൽ തികച്ചും ആധുനികമായ രൂപം ലഭിക്കുമ്പോൾ ഇത് അനുയോജ്യമാണ്. ഈ വർഷത്തെ മറ്റൊരു പ്രവണത തിളങ്ങുന്ന ടൈലുകളാണ്. ഇത്തരത്തിലുള്ള ടൈൽ ബാത്ത്റൂമിന് ശരിക്കും രസകരവും സന്തോഷപ്രദവുമായ വിന്റേജ് ടച്ച് നൽകും, നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന നിറങ്ങളുടെ എണ്ണത്തിന് നന്ദി. തികച്ചും നൂതനമായ ഒരു വായുസഞ്ചാരമുള്ള തികച്ചും വ്യത്യസ്തമായ ബാത്ത്റൂം ലഭിക്കുമ്പോൾ ഗ്ലാസ് തികച്ചും അനുയോജ്യമാണ്. നിങ്ങളുടെ കുളിമുറിയുടെ മതിലുകൾ മൂടുമ്പോൾ, നിങ്ങൾക്ക് ജ്യാമിതീയ രൂപങ്ങളുള്ള ടൈലുകൾ തിരഞ്ഞെടുക്കാം ഷഡ്ഭുജങ്ങളുടെ കാര്യത്തിലെന്നപോലെ. മുറിയിലെ ചലനത്തിന്റെ സംവേദനം നൽകാനും സ്ഥലത്തിന്റെ ഏകതാനത തകർക്കാനും ജ്യാമിതീയ ടൈലുകൾ അനുയോജ്യമാണ്. സമീപ വർഷങ്ങളിൽ, ത്രിമാന ടൈലുകൾ വളരെ ഫാഷനായി മാറിയിരിക്കുന്നു, നിലവിലെ അതേ സമയം ഒരു ആധുനിക മുറി സൃഷ്ടിക്കുന്നു. 3 ഡി നൽകുന്ന ആശ്വാസവും വോളിയവും പരമ്പരാഗത അലങ്കാര ശൈലിയിൽ നിന്ന് അകന്നുപോകുന്ന ഒരു കുളിമുറി കൈവരിക്കാൻ അനുയോജ്യമാണ്. ടൈലുകളുടെ കാര്യത്തിൽ മറ്റ് ട്രെൻഡുകൾ ഒരു മെറ്റാലിക് ടച്ച് നൽകുന്നവയാണ്. ഈ സ്പർശനം ടൈലുകൾ തിളങ്ങുകയും വ്യത്യസ്ത രത്നക്കല്ലുകൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. കുളിമുറിക്ക് മനോഹരവും യഥാർത്ഥവുമായ സ്പർശം നൽകുമ്പോൾ ഇത്തരത്തിലുള്ള ടൈലുകൾ അനുയോജ്യമാണ്. മരം അനുകരിക്കുന്ന പോർസലൈൻ ടൈലുകളുമായി ചേർന്ന മാർബിളിന്റെ കാര്യത്തിൽ കുളിമുറിയിൽ ഉപയോഗിക്കുന്ന ഒരു മെറ്റീരിയലിന്റെ സംയോജനം മികച്ചതാണ്. ഇത് കുറച്ച് പരമ്പരാഗത സംയോജനമായി തോന്നുമെങ്കിലും, സത്യം, ഇത് വളരെ ജനപ്രിയമായ ബാത്ത്റൂമിലേക്ക് ഒരു പുതിയ സ്പർശം കൊണ്ടുവരാൻ പോകുന്നു എന്നതാണ്. ചുരുക്കത്തിൽ, ബാത്ത്റൂം ടൈലുകളുടെ കാര്യത്തിൽ ചില ട്രെൻഡുകൾ ഇവയാണ്. നിങ്ങൾ കണ്ടതുപോലെ, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ബാത്ത്റൂം തിരഞ്ഞെടുക്കാനും മൂടാനും കഴിയുന്ന ഒരു വലിയ വൈവിധ്യമുണ്ട്. വർഷങ്ങളായി നിരവധി സംഖ്യകൾ നേടിക്കൊണ്ടിരിക്കുന്ന ഒരു മുറിയാണ് ബാത്ത്റൂം, അതിന് പ്രാധാന്യം നൽകുന്ന ധാരാളം ആളുകൾ ഇതിനകം ഉണ്ട്. ആളുകൾ കരുതുന്നതിനേക്കാൾ കൂടുതൽ സമയം ഞാൻ ചെലവഴിക്കുന്ന ഒരു വ്യക്തിപരമായ ഇടമാണിത്, അതിനാൽ ഇത് അലങ്കരിക്കേണ്ടത് പ്രധാനമാണ് അതിന് സുഖകരവും പുതുമയുള്ളതുമായ ഒരു സ്പർശം നൽകുക. ടൈലുകൾ ഏറ്റവും പ്രശസ്തമായ കോട്ടിംഗുകളിൽ ഒന്നാണ്, നിങ്ങൾ കണ്ടതുപോലെ, വിപണിയിൽ നിങ്ങൾക്ക് ധാരാളം ഡിസൈനുകളും ഫിനിഷുകളും കാണാം. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: തുടക്കം » ഇടങ്ങൾ » കുളിമുറി » നിങ്ങളുടെ കുളിമുറിയിൽ ഏത് തരം ടൈലുകൾ ഇടണം വിനൈൽസ് ഉപയോഗിച്ച് നിങ്ങളുടെ വീട് അലങ്കരിക്കുക നിങ്ങളുടെ വീട് അലങ്കരിക്കാൻ വിലകുറഞ്ഞ വിനൈലിനായി തിരയുകയാണെങ്കിൽ. ഈ മികച്ച ശേഖരം നഷ്‌ടപ്പെടുത്തരുത്. നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. നിങ്ങളുടെ വീട് അലങ്കരിക്കാൻ Ikea തോട്ടക്കാർ നിങ്ങളുടെ വീട് രൂപാന്തരപ്പെടുത്തുന്നതിന് അലങ്കാര മതിൽ സ്റ്റിക്കറുകൾ അലങ്കാരത്തെയും വീടിനെയും കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. ഏഴ് വർഷത്തിനുള്ളിൽ കുറഞ്ഞത് 28 പുതിയ മോഡലുകളെങ്കിലും അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ്. ആഭ്യന്തര, അന്തർദേശീയ വിപണികളിൽ സ്ഥാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പുതിയ നീക്കം. നാല് മാസത്തിലൊരിക്കൽ ഒരു പുതിയ ബൈക്ക് അവതരിപ്പിക്കുമെന്ന് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അടുത്ത 6-12 മാസത്തിനുള്ളിൽ തായ്‌ലൻഡിൽ ഒരു അസംബ്ലി യൂനിറ്റ് സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചു. 'അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തേക്ക് ഞങ്ങൾക്കൊരു പ്രൊഡക്റ്റ് പ്ലാനുണ്ട്. മിക്കവാറും നാലുമാസം കൂടുേമ്പാൾ പുതിയ മോഡൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 28 മോഡലുകൾ എങ്കിലും ഇങ്ങിനെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്'-റോയൽ എൻഫീൽഡ് സിഇഒ വിനോദ് കെ ദസാരി പിടിഐയോട് പറഞ്ഞു. 250 മുതൽ 750 സിസി വരെയുള്ള മിഡ് സെഗ്‌മെൻറിലായിരിക്കും പുതിയ മോഡലുകൾ വരിക. അതാണ് തങ്ങളുടെ ഫോക്കസ് ഏരിയ എന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പ്പന്നങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾ, ഡിജിറ്റൽ സൊല്യൂഷനുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്കായി കമ്പനി നൂറുകണക്കിന് കോടി നിക്ഷേപിക്കുമെന്നും ദസാരി പറഞ്ഞു. ആഭ്യന്തര വിപണിയിലെ വളർച്ചയെപറ്റിയുള്ള ചോദ്യത്തിനും സി.ഇ.ഒ ഉത്തരം പറഞ്ഞു ആദ്യത്തെ നാല്-അഞ്ച് മാസം കോവിഡ് മൂലമുള്ള വിൽപ്പന തകർച്ച ഉണ്ടായിരുന്നു. പിന്നീട് വാഹന ബുക്കിങ് വർധിച്ചതായും 2020 ഒക്ടോബർ കഴിഞ്ഞ വർഷം ഇതേമാസത്തേക്കാൾ മികച്ചതായിരുന്നെന്നും വിനോദ് കെ ദസാരി പറഞ്ഞു. ശ്വാസനാളിയിലെ സ്രവങ്ങൾ പുറത്ത് എത്തിക്കാൻ ചുമ സഹായിക്കുമെങ്കിലും നിർത്താതെയുള്ള ചുമ അസ്വസ്ഥതയുളവാക്കുന്ന ഒരു അനുഭവമായിരിക്കും. പ്രതിവർഷം ഏകദേശം 30 ദശലക്ഷം ആളുകളാണ് ചുമ മൂലമുള്ള പ്രശ്നങ്ങൾ കാരണം ഡോക്ടറെ സന്ദർശിക്കുന്നത്. ഇതു തന്നെയാവണം ഏറ്റവും കൂടുതൽ ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ജലദോഷത്തിനു ശേഷം ആളുകൾക്ക് ഏറ്റവും അസ്വസ്ഥത പകരുന്ന ഒരു കാര്യമാണ് ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ‘വരണ്ട ചുമ’. ദീർഘകാലം നിലനിൽക്കുന്ന ചുമയെ പ്രതിരോധിക്കുന്നതിന് ശരിയായ രീതിയിലുള്ള രോഗ പ്രതിരോധശേഷി ആവശ്യമാണ്. അണുബാധകൾ, പൊടിയിൽ നിന്നും പുകയിൽ നിന്നുമുള്ള അലർജികൾ, പരിസ്ഥിതിയിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥതകളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം എന്നിങ്ങനെ നിരവധി അവസ്ഥകളുടെ സൂചനയായിട്ടാവാം ചുമ ഉണ്ടാവുന്നത്. ജലദോഷവും പനിയുമാണ് മിക്കപ്പോഴും ചുമയ്ക്കുള്ള കാരണമാവുന്നത്. ഇതിലൂടെ, ബാഹ്യവസ്തുക്കളെ കഫത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കുന്നു. മൂക്കിനു മുകളിൽ നിന്നുള്ള ഒലിപ്പ്, ആമാശയത്തിലെ ദഹനരസം തിരികെ അന്നനാളത്തിലെത്തുന്ന ആസിഡ് റിഫ്ളക്സ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും ചുമയ്ക്ക് കാരണാമാവാം. ചുമയെ പ്രതിരോധിക്കാനുള്ള വളരെ ലളിതമായ വഴികളെ കുറിച്ച് നോക്കാം; 1. കൈകൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക; അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് കൈകൾ വൃത്തിയായി കഴുകുന്നത്. സാധാരണ അണുബാധകൾ പ്രതിരോധിക്കാൻ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് സഹായിക്കും. ജലദോഷം മാത്രമല്ല, ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും. 2. ശ്വാസകോശ അണുബാധയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക; ശ്വാസകോശ അണുബാധയുള്ളവർക്ക് ഹസ്തദാനം നൽകുക, അവർ കഴിക്കുന്ന പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ നടപടികൾ അണുബാധ പകരാൻ കാരണമായേക്കാം. രോഗബാധിതരിൽ നിന്ന് സൗകര്യപ്രദമായ അകലം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്. 3. വസ്ത്രങ്ങളും കൈലേസും മറ്റും അണുവിമുക്തമാക്കുക; വസ്ത്രങ്ങളും ടവ്വലുകളും കിടക്കവിരിയും മറ്റും കൃത്യമായി അലക്കുകയും പൊടിവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കിടക്കമുറിയിലെ തുണികളിലും മറ്റും അടിഞ്ഞുകൂടുന്ന പൊടിയിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയേറെയാണെന്ന് മനസ്സിലാക്കുക. വൃത്തിയാക്കുന്ന അവസരത്തിൽ ഒന്നോ രണ്ടോ തുള്ളി ഡെറ്റോൾ പോലെയുള്ള അണുനാശിനികളും ഉപയോഗിക്കുക. മുഷിയുന്നതിന് അനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്ന ഇടവേളകളും കുറയ്ക്കുക. 4. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക; ആവശ്യമായ തോതിൽ വെള്ളം കുടിക്കുന്നത് കഫം നേർത്തതാക്കുകയും അത് പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യും. അയാസരഹിതമായി കഫം പുറത്തു പോകുന്നത് ചുമ കുറയ്ക്കും. നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ജോലി അല്ലെങ്കിൽ പഠനത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുക. മറ്റുള്ളവരിലേക്ക് അണുബാധപകരാനുള്ള സാധ്യത ജോലിസ്ഥലത്തും സ്കൂളിലും വളരെ കൂടുതലാണ്. വില്ലൻ ചുമയെ പ്രതിരോധിക്കുന്നതിന് പെർട്യൂസിസ് വാക്സിൻ എടുക്കുന്നത് സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് മാത്രമല്ല നിങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ഇക്കാര്യം ഓർക്കുക, പെർട്യൂസിസ് വാക്സിൻ എടുത്താൽ പോലും വില്ലൻ ചുമ പിടിപെടാം. 7. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക; അണുബാധയുണ്ടാക്കുന്ന സ്രവങ്ങൾ വീണ പ്രതലങ്ങളിൽ (മേശ, പുസ്തകങ്ങൾ തുടങ്ങിയവ) സ്പർശിച്ച ശേഷം മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ, സ്പർശിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 8. പാസീവ് സ്മോക്കിംഗ് (നിഷ്ക്രിയ ധൂമപാനം) നിർത്തുക; ഏതു തരത്തിലുള്ള പുകയില ഉപയോഗവും ശ്വാസനാളിയിൽ അസ്വസ്ഥത ഉണ്ടാക്കും. അത് വരണ്ട ചുമയുടെ രൂപത്തിലായിരിക്കും പ്രത്യക്ഷമാവുക. പാസീവ് സ്മോക്കിംഗ് ആസ്ത്മയ്ക്കും മറ്റ് ശ്വസന തകരാറുകൾക്കും കാരണമായേക്കാം. നിക്കോട്ടിൻ പുനസ്ഥാപന (നിക്കോട്ടിൻ റീപ്ളേസ്മെന്റ് തെറാപ്പി) ചികിത്സ നടത്തുന്നതിലൂടെ പുകവലിയിൽ നിന്ന് മോചനം നേടാൻ സാധിക്കും. പുതിയങ്ങാടി: പുതിയങ്ങാടി മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി എസ്.വി 73) നിര്യാതനായി. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ സാന്നിധ്യമായിരുന്നു. പുതിയങ്ങാടി മുസ്‌ലിം വിദ്യാഭ്യാസ കമ്മിറ്റിയുടെ പ്രസിഡൻറ്, അത്താണിക്കൽ മുഹ്യിദ്ദീൻ പള്ളി പ്രസിഡൻറ്, വെള്ളയിൽ സി.എച്ച് യതീഖാന കമ്മിറ്റി അംഗം എന്നീനിലയിൽ പ്രവർത്തിച്ചു. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ജംഷീദ, അറാഫത്ത് (മസ്കത്ത് സുജറി, ഹലീം (മസ്കത്ത് മരുമക്കൾ: ശരീഫ്, നാസർ അറാഫത്ത്, മാജിദ (മസ്കത്ത് ഷർഷീല മറിയം (മസ്കത്ത് ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പുതിയങ്ങാടി മഹല്ല് ജുമാമസ്ജിദ് തെരുവത്ത് ഖബർസ്ഥാനിൽ. ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി; 13കാരന് ദാരുണാന്ത്യം Samakalika Malayalam ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി; 13കാരന് ദാരുണാന്ത്യം ഇടുക്കി: നെടുങ്കണ്ടം ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തും മുറിയില്‍ ബിജു-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്. നെടുങ്കണ്ടത്തെ ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നെടുങ്കണ്ടം കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു 13 year old boy died ഇടുക്കി kerala news കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയരുത് കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെയുളള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്ത ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. സങ്കീര്‍ണമായ ജീവിതപ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്ന മനുഷ്യന് പ്രകാശമുള്ള ഒരു വാക്കു മതിയാകും സ്വച്ഛന്ദമായ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍. ഉള്ളുണര്‍ന്ന ഒരു വ്യക്തിക്കു മാത്രമേ വാക്കുകളില്‍ വെളിച്ചം നിറയ്ക്കാന്‍ സാധിക്കൂ. ഇവിടെ നിരവധി ജീവിതസന്ദര്‍ഭങ്ങളിലൂടെ തന്റെ ഉള്ളിലെ പ്രകാശധാര വായനക്കാരിലേക്കു പകരുകയാണ് ഗ്രന്ഥകാരന്‍. ജീവന്റെ യാത്രയെക്കുറിച്ചുള്ള മൗലികാന്വേഷണങ്ങള്‍ മുതല്‍, ക്വാണ്ടം ഫിസിക്‌സും മണ്ണിന്റെ നേരും നാട്ടറിവുകളുമെല്ലാം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളുടെ അന്തര്‍ധാരയായി നിലനില്ക്കുന്ന മനുഷ്യന്റെ നന്മയും സ്‌നേഹവും നമ്മെ ജീവിതത്തെ പ്രണയിക്കുന്നവരാക്കി മാറ്റുന്നു. ഓരോ ചുവടിലും വെളിച്ചമേകുന്ന വാക്കുകള്‍, ജീവിതസന്ദര്‍ഭങ്ങള്‍. പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍. തനു റോയ് പ്രണയം സംബന്ധമായ ജാതകം തനു റോയ് തൊഴിൽ സംബന്ധമയ ജാതകം തനു റോയ് ജനന ജാതകം/ ജനന ചാർട്ട്/ ജാതകം ഏത് വർഷമാണ് Tanu Roy ജനിച്ചത്? Tanu Roy ന്റെ ജനനത്തീയതി ഏതാണ് ? Tanu Roy ജനിച്ചത് എവിടെയാണ് ? Tanu Roy യുടെ ദേശീയത എന്താണ്? Tanu Roy ൻറെ സ്വഭാവ ജാതകം Tanu Roy സന്തോഷത്തിന്റേയും, സഫലീകരണത്തിന്റെയും ജാതകം Tanu Roy ജീവിത ശൈലിയുടെ ജാതകം സമ്പാതിക്കുവാനായി കഠിനാധ്വാനം ചെയ്യുവാനായി നിങ്ങൾ പ്രേരിതനാണ് കാരണം മറ്റുള്ളവരിൽ നിന്നും ഉയർന്ന ആദരവ് ലഭിക്കുവാൻ മനോഹരമായ ചുറ്റുപാട് ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നു. ഇത് സത്യമല്ല. ഈ ദിശകളിൽ യഥാർത്ഥ സന്തോഷം ലഭിക്കുമെങ്കിൽ മാത്രമേ നിങ്ങൾ അതിനെ പിന്തുടരാവു. ബലാത്സംഗ കേസുകളില്‍ ഇരയെ വിവാഹം കഴിച്ചും സാമ്പത്തിക നഷ്ടപരിഹാരം നല്‍കിയും കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകള്‍ പെരുകുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമാകുന്നു. ഇരകളോടുള്ള കടുത്ത നീതിനിഷേധത്തിന്റെ ഉദാഹരണവും കൂടിയായി ഇവ മാറുന്നതായി വിവിധ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2014 ന് ശേഷം 1,100 കേസുകള്‍ ഇത്തരത്തില്‍ ഒത്തുതീര്‍ക്കപ്പെട്ടതായാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. കൊട്ടിയൂർ പീഡനകേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയും, വിവാഹത്തിനായി തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി പിന്നീട് വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ ബലാത്സംഗകേസ് എഴുതിത്തള്ളാനാകില്ലെന്ന് കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ നേരത്തെ നടന്ന ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസ് നടപടികൾ ഒഴിവാക്കാനാകില്ലെന്നും ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. ബലാത്സംഗക്കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഐപിസി 370 വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് ചില കേസുകള്‍, വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്ന വിഭാഗത്തിലേക്ക് മാറും. ഇത്തരത്തില്‍ 2019 ല്‍ 16,000ത്തിലേറെ കേസുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി ജില്ലാ കോടതിയിലെത്തിയ 460 ബലാത്സംഗക്കേസുകളില്‍ 109 എണ്ണം ഈ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. ആകെ 12 കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 194 ബലാത്സംഗക്കേസുകള്‍ വിവാഹത്തിലൂടെ ഒത്തുതീര്‍ക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നു. അതിനിടെ, കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മാത്രം ഇരയെ വിവാഹം കഴിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരില്‍ നിന്ന് വിവാഹശേഷം ക്രൂരമായ ശാരീരിക‑മാനസിക പീഡനങ്ങളും സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിച്ചുവെന്ന പരാതിയില്‍ ശിക്ഷ ലഭിച്ച് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി സ്വദേശിയായ രാജേഷ് എന്നയാളെ വിവാഹം കഴിച്ച ഇരയായ സ്ത്രീ കേസ് പിന്‍വലിച്ചു. എന്നാല്‍ നൈനിറ്റാളിലേക്ക് യാത്ര പോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. ഇയാള്‍ ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെക്കൊണ്ടുതന്നെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും വാര്‍ത്തയായിരുന്നു. പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാമോ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഇരയോടു ചോദിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബലാത്സംഗം ചെയ്തയാള്‍ക്ക് രാഖി കെട്ടിക്കൊടുത്ത് സംരക്ഷണം ഉറപ്പുവരുത്താനുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ അഭ്യര്‍ത്ഥനയും വിവാദമായിരുന്നു. മ്യാന്മറിൽ കരസേനാ മേധാവി സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു 9 വയസുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കേസില്‍ പൂജാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് ഗുജറാത്തില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് പ്രമേയം പാസാക്കി ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു റിയൽമീയുടെ 2021 എഡിഷനായ പുതിയ സി സീരീസ് ഫോണിന് വൻവിലക്കുറവ്. പിന്നിൽ ഒരൊറ്റ ക്യാമറ, എച്ച്ഡി ഡിസ്പ്ലേ, 2 ജിബി റാം എന്നിവയാണ് പുതിയ റിയൽമീ സി 11 ൽ വരുന്നത്. എൻട്രി ലെവൽ ഫോൺ പോലെയാണ് എത്തുന്നത്. 2 ജിബി റാമിനും 32 ജിബി സ്റ്റോറേജ് പതിപ്പിനും 6,999 രൂപയാണ് റിയൽമീ സി 11-ന്റെ വില. ഇത് ഇപ്പോൾ റിയൽമീ ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും. കൂടാതെ കൂൾ ബ്ലൂ, കൂൾ ഗ്രേ നിറങ്ങളും ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ റിയൽമീ സി 11-ന് 7,999 രൂപയായിരുന്നു വില. പക്ഷേ ഇതിലും കൂടുതൽ സവിശേഷതകളുണ്ടായിരുന്നു. ഒക്ടാകോർ പ്രോസസറാണ് ഫോണിന്റെ കരുത്ത്. സൂചികകളില്‍ നേട്ടത്തോടെ തുടക്കം, നിഫ്റ്റി 18,300ന് മുകളിലെത്തി മുംബൈ: മൂന്നാംദിവസവും സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 168 പോയന്റ് ഉയര്‍ന്ന് 61,518ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 18,306ലുമാണ് വ്യാപാരം നടക്കുന്നത്. ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, യുപിഎല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. എഫ്എംസിജി, ഫാര്‍മ, പൊതുമേഖല ബാങ്ക്, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. ഓട്ടോ, മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ആശുപത്രകളിൽ പ്രവർത്തിക്കുന്ന ഔഷധശാലകളുടെ ഫാർമസി) സംഘടനയിലെ അംഗങ്ങൾക്കൊപ്പം, വത്തിക്കാനിൽ,14/10/2021 (Vatican Media) പാപ്പാ: ദൈനംദിന ചര്യയിൽ പ്രാർത്ഥനയും സ്നേഹവും കലർത്തുക! ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും സന്ധിചെയ്യരുതെന്ന് ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയുടെയും സ്നേഹത്തിൻറെയും അഭാവത്തിൽ ദൈനംദിനചര്യകൾ ശുഷ്ക്കമായി ഭവിക്കുമെന്ന് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു. ഇറ്റലിയിലെ ആശുപത്രകളിൽ പ്രവർത്തിക്കുന്ന ഔഷധശാലകളുടെ ഫാർമസി) സംഘടന സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറ്റിയമ്പതോളം പേരെ വ്യാഴാഴ്‌ച (14/10/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. ആശുപത്രികളിലെ ഔഷധശാലകളിലെ ജീവനക്കാരുടെ പ്രവർത്തനം ദൈനംദിന ചര്യയെന്നപോലെ ആയിത്തീരുന്നതിനാൽ അതിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ പാപ്പാ എടുത്തുകാട്ടി. ആശുപത്രികളിലെ ഔഷധശാലകളിലെ ജീവനക്കാരുടെ തൊഴിൽ ദിനചര്യയായി മാറുകയും ദൃശ്യത കുറഞ്ഞുപോകുകയും ചെയ്യുന്നതാണ് പാപ്പാ ഈ മൂന്നുകാര്യങ്ങളിൽ ആദ്യത്തേതായി ചൂണ്ടിക്കാട്ടിയത്. ഇത് വരണ്ടുണങ്ങിയ ഒരു പ്രവർത്തിയാകാതിരിക്കണമെങ്കിൽ അതിൽ പ്രാർത്ഥനയും സ്നേഹവും കലർത്തേണ്ടതുണ്ടെന്നും അപ്രകാരം അത് ചാരത്തുള്ള വിശുദ്ധിയുടെ വതിലിലേക്ക് ഒരുവനെ നയിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. രണ്ടാമത്തേത് തൊഴിൽവൈദഗ്ദ്ധ്യം ആണെന്നും ആശുപത്രിയിലെ ഔഷധശാലയിൽ പ്രവർത്തിക്കുന്നയാൾ സദാ രോഗികളുമായി അടുത്തിടപഴകുന്നുവെന്നും രോഗത്തെയും രോഗിയെയും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുവെന്നുമുള്ള വസ്തുതകൾ പാപ്പാ എടുത്തുകാട്ടി. മൂന്നാമത്തെ ഘടകമായി പാപ്പാ അവതരിപ്പിച്ചത് തൊഴിൽ ധാർമ്മികതയാണ്. ഇതിൽ വൈക്തികവും സാമൂഹ്യവുമായ നൈതികത അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും സന്ധിചെയ്യരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏറെ മാനുഷികവും വളരെ മഹത്തായതും പലപ്പോഴും ആരാലും ശദ്ധിക്കപ്പെടാതെ നിശബ്ദതയിൽ അനുഷ്ഠിക്കപ്പെടുന്നതുമായ ഈ തൊഴിലിൽ മുന്നേറാൻ എല്ലാവർക്കും കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. അബുദാബി ഇരുപത്തി രണ്ടാം പുസ്തക മേളക്ക് തുടക്കമായി. അബുദാബി ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (അഡ്നെക്) നടക്കുന്ന പുസ്തകോത്സവം ഏപ്രില്‍ 2 ന് അവസാനിക്കും. അബുദാബി കിരീടാവകാശി ഹിസ്‌ ഹൈനസ് ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പുസ്തകമേള അബുദാബി ടൂറിസം കള്‍ച്ചറല്‍ അതോറിട്ടിയാണ് സംഘടിപ്പിക്കുന്നത്. അതോറിട്ടി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ – ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ മുഖൈരി എന്നിവരും സന്നിഹിത രായിരുന്നു. 54 രാജ്യങ്ങളില്‍ നിന്നുള്ള 33 ഭാഷ കളിലായി 904 പ്രസാധകരുടെ 10 ലക്ഷം പുസ്തക ങ്ങളാണ് മേളക്ക് എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുസ്തകോത്സവ ത്തില്‍ ഇപ്രാവശ്യവും മലയാള ത്തിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് പുസ്തകമേളയുടെ സാംസ്കാരിക പരിപാടി യുടെ ഔദ്യോഗിക മാധ്യമ മായ സിറാജ് ദിനപത്രം പവലിയനും ഹാള്‍ നമ്പര്‍ 12 ല്‍ എമിരേറ്റ്സ് ഹെരിറ്റേജ് ക്ലബ്ബിന്റെ പിന്‍ വശത്ത്‌ 12 B 55 ലും, ഡി സി ബുക്സ് 11 A 27 ലും ഇന്ത്യാ ഗവണ്മെന്റിനു കീഴിലുള്ള നാഷണല്‍ ബുക്ക്‌ ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹാള്‍ 11 A 18 ലും ദല്‍ഹി രാജ്യാന്തര പുസ്തകമേള യുടെ പ്രസാധകര്‍ ദല്‍ഹി പ്രസ്സ്‌ 11A 32 ലും പുസ്തക ചന്ത ഒരുക്കിയിട്ടുണ്ട് എക്സിബിഷന്‍ സെന്‍ററില്‍ 21,741 ചതുരശ്ര മീറ്റര്‍ വിസ്തൃതി യിലാണ് സ്റ്റാളുകള്‍ ഒരുക്കിയത്. വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടി കളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്. പുസ്തക മേള മെയ് 23 മുതൽ ‘യാ സലാം ഇമാറാത്ത്’ സര്‍ബ്ബത്ത് ടീംസ് ഒരുക്കിയ ദേശീയദിന ഗാനം ശ്രദ്ധ നേടി മുന്നേറുന്നു. കെ. എസ്. സി. നാടക രചനാ മത്സരം 2019 കേരള സോഷ്യൽ സെന്ററിൽ ‘ഭൂമി മലയാളം’ കേരളപ്പിറവി ദിന ത്തില്‍ കെ. എസ്. സി. യില്‍ പ്രശ്നോത്തരി വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ് അൽ ഐൻ പുസ്തകോൽസവം ഈ മാസം 23 മുതൽ സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ? ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക. താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക! « കൊയിലാണ്ടി എന്‍ ആര്‍ ഐ ഫോറം പുതിയ ഭാരവാഹികള്‍ പി. സി. ആര്‍. ടെസ്റ്റ് അതിവേഗ പരിശോധനാ ഫലം മുശ്രിഫ് മാളില്‍ രചനാ മല്‍സരം സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ. ഇനി മാസ്ക് വേണ്ട കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ നബിദിനം സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി പാചക മത്സരം ഒക്ടോബർ 29 ന് സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു. സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ് വേള്‍ഡ് എക്സ്പോ ലോകം ഇനി ദുബായില്‍ ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക് കണ്ണുമടച്ച് മാസം ₹1ലക്ഷം വരുമാനം: കൂണ്‍ കൊണ്ട് കേക്കും സൂപ്പും രസം മിക്‌സുമായി ഷിജിയുടെ പരീക്ഷണങ്ങള്‍ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, മല്ലപ്പള്ളിയില്‍ കുടുങ്ങിയവരെ എയര്‍ലിഫ്റ്റ് ചെയ്യും: മുഖ്യമന്ത്രി മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകള്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന് കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലുടനീളം ഞായറാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞുവെങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്തി പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ (DSC) ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ഫോഴ്‌സ്‌നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ട്. എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്‌സ് (ETF) ടീം ബാംഗ്ലൂര്‍ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയര്‍ ഫോഴ്‌സിന്റെ 2 ചോപ്പറുകള്‍ കോയമ്പത്തൂരിനടുത്തുള്ള സുളൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തി. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എയര്‍ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എയര്‍ ഫോഴ്‌സ് ഹെലികോപ്റ്റര്‍ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റര്‍ കൂട്ടിക്കല്‍, കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു. സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ കെ എസ് ഇ ബി ജലസേചന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയര്‍ ഫോഴ്‌സ്, ലാന്‍ഡ് റെവന്യു കണ്ട്രോള്‍ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഒടുവില്‍ ലഭിച്ച മുന്നറിയിപ്പ് പ്രകാരം കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം ഇന്ന് വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍ പെരിങ്ങല്‍കുത്തു, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, കല്ലാര്‍ എന്നീ അണക്കെട്ടുകളില്‍ രാവിലെ 7 മണിക്കുള്ള അണക്കെട്ടുകളുടെ നിരീക്ഷണപട്ടികയില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പൊന്മുടി, ഇടുക്കി ഡാം, പത്തനംതിട്ടയിലെ പമ്പ എന്നിവിടങ്ങളില്‍ ബ്ലൂ അലെര്‍ട് പ്രഖ്യപിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളില്‍ രാവിലെ 11 മണിക്കുള്ള നിരീക്ഷണപട്ടികയില്‍ പാലക്കാട് ജില്ലയിലെ ചുള്ളിയാര്‍, തൃശ്ശൂര്‍ പീച്ചി എന്നിവിടങ്ങളില്‍ റെഡ് അലെര്‍ട് പ്രഖ്യപിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വാഴാനി, ചിമ്മിനി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, മലമ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പോത്തുണ്ടി, തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടമുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമണ്‍, കല്ലൂപ്പാറ, തുമ്പമണ്‍, പുല്ലക്കയര്‍, മണിക്കല്‍, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നത്. മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണം. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഞാനോ നീയോ ഇല്ല, നമ്മൾ മാത്രം എന്ന പതിവ് പല്ലവിയിൽ കുടുങ്ങി കിടക്കുന്ന പ്രണയം, ആണൊകോയിമയിൽ കുടുങ്ങി കിടക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങൾ ശെരിയാണ് ഇതിലെവിടെയാണ് *ജനാതിപത്യം* കോട്ടയം: വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) എത്തി. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. സി.കെ. ആശ എം.എൽ.എ. വാഹനം വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. തീപിടുത്തം ഉണ്ടായാൽ അണയ്ക്കുന്നതിനായി 400 ലിറ്റർ വെള്ളം, വാതക ചോർച്ച ഉണ്ടായി തീ പിടിച്ചാൽ അണയ്ക്കുന്നതിന് 50 ലിറ്റർ ഫോം, മരത്തിന്റെ ശിഖരങ്ങൾ മുറിക്കാനുള്ള കട്ടിംഗ് മെഷീൻ, വാഹനാപകടം ഉണ്ടായാൽ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീൻ എന്നിവ വാഹനത്തിലുണ്ട്. എഫ്.ആർ.വി. കൂടാതെ ജീപ്പ്, ആംബുലൻസ്, മൂന്ന് മൊബൈൽ ടാങ്കുകൾ എന്നിവയാണ് വൈക്കം അഗ്നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാർഡുകൾ ഉൾപ്പെടെ 44 ജീവനക്കാരുടെ സേവനം ലഭ്യമാണ്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി.റ്റി. സുഭാഷ്, സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് എസ്. ജയചന്ദ്രൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഇന്നായിരുന്നെങ്കില്‍ 'ജബ് വി മെറ്റ്' അടിമുടി മാറിയേനെ, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ ഹിറ് Samakalika Malayalam ഇന്നായിരുന്നെങ്കില്‍ 'ജബ് വി മെറ്റ്' അടിമുടി മാറിയേനെ, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യ ഹിറ്റ് ചിത്രത്തേകുറിച്ച് ഇംത്യാസ് കരീന കപൂറിനെയും ഷാഹിദ് കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നായ ജബ് വി മെറ്റ് റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം തികയുന്നു. 2007ന ഒക്ടോബര്‍ 26ന് റിലീസ് ചെയ്ത ചിത്രം മികച്ച ബോക്‌സ്ഓഫീസ് വിജയം നേടിയിരുന്നു. ജബ് വി മെറ്റിനെകുറിച്ചുള്ള രസകരമായ കഥകള്‍ സംവിധായകന്‍ ഇംത്യാസ് പങ്കുവയ്ക്കുന്നു. ഷാഹിദിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ജബ് വി മെറ്റ്. എന്നാല്‍ സിനിമയില്‍ നായകനായി ആദ്യം തിരുമാനിച്ചിരുന്നത് ഷാഹിദിനെയല്ലെന്നാണ് ഇംതിയാസിന്റെ വെളിപ്പെടുത്തല്‍ ആദിത്യാ കശ്യപ് എന്ന ഷാഹിദിന്റെ കഥാപാത്രം യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത് ബോബി ഡിയോള്‍ ആയിരുന്നു. എന്നാല്‍ ആ സമയം ബോബിയെ വലിയ സംവിധായകര്‍ ചിത്രങ്ങള്‍ക്കായി സമീപിച്ചിരുന്നതിനാല്‍ ജബ് വി മെറ്റ് പിന്നീടത്തേക്ക് മാറ്റിവയ്ക്കാമെന്ന് ബോബി പറയുകയായിരുന്നു. അതുകൊണ്ടുതന്നെ സിനിമ സംഭവിച്ചില്ല. പിന്നീട് ആ ചിത്രം ചെയ്യണ്ട എന്ന ചിന്തയിലേക്ക് ഞാന്‍ എത്തുകയും റോക്ക്‌സ്റ്റാര്‍, ഹൈവേ പോലെയുള്ള കഥകളുമായി മുന്നോട്ടുപോകുകയുമായിരുന്നു. പിന്നീട് ഷാഹിദുമായുണ്ടായ കൂടികാഴ്ചയ്ക്ക് ശേഷമാണ് ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചത് ഇംത്യാസ് പറയുന്നു. രണ്ടര ദിവസം കൊണ്ടാണ് ഇംത്യാസ് ജബ് വി മെറ്റിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തീകരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ കഥപറയുമ്പോള്‍ ഒരിക്കല്‍പോലും തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്ന് ഇംത്യാസ് ഓര്‍ക്കുന്നു. ഈ സിനിമയെകുറിച്ച് പ്രതീക്ഷയുണ്ടായിരുന്ന ഒരേ ഒരു വ്യക്തി ഷാഹിദ് മാത്രമായിരുന്നു. ഞങ്ങളില്‍ പലര്‍ക്കും ചിത്രത്തേ കുറിച്ച് ഇന്‍സെക്യൂരിറ്റിയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ജബ് വി മെറ്റില്‍ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്ന ഒരുപാട് കാര്യങ്ങള്‍ തനിക്ക് കാണാന്‍ കഴിയുന്നെന്ന് ഇംത്യാസ് പറയുന്നു. പ്രത്യേകിച്ച് ലൊക്കേഷനുകള്‍. മണാലി ഷിംലയിലും ഷിംല മണാലിയിലുമൊക്കെയായാണ് ചിത്രീകരിച്ചിട്ടുള്ളത്. തിരക്കിട്ട് ചിത്രീകരണം അവസാനിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നത്. ഷാഹിദിനും കരീനയ്ക്കും അവരുടെ അടുത്ത ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടായിരുന്നു. ഇംത്യാസ് കൂട്ടിച്ചേര്‍ക്കുന്നു. തന്റെ ആദ്യചിത്രം ബോക്‌സ്ഓഫിസില്‍ മികച്ച പ്രതികരണങ്ങള്‍ നേടിയില്ലെന്നും ജെബ് വി മെറ്റാണ് തനിക്ക് അംഗീകാരവും സ്‌നേഹവും അഭിനന്ദനങ്ങളും നേടിതന്നതെന്നും ഇംത്യാസ് പറയുന്നു. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) വിദ്യാഭ്യാസയോഗ്യതയെക്കാൾ, നിരന്തരം ഡിജിറ്റൽ മേഖലയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മനസിലാക്കാനും, വായിക്കാനും,അറിയാനും, എപ്പോഴും അപ്ഡേറ്റ് ആയി ഇരിക്കാൻ താല്പര്യം ഉള്ള ഏതൊരു വ്യക്തിക്കും ഈ കോഴ്സ് പഠിക്കാം എന്നിരുന്നാലും ജോലി ആണ് ലക്ഷ്യമെങ്കിൽ മിനിമം ഡിഗ്രി, or ഡിപ്ലോമ (ഏത് ഡിഗ്രിയും ആവാം )ഉണ്ടാവുന്നതാണ് അഭികാമ്യം.. 2. ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചാൽ ജോലി സാധ്യത എങ്ങനെ ആണ്? ലോകത്തിപ്പോൾ മനുഷ്യനെക്കാൾ കൂടുതൽ വെബ്സൈറ്റ് ആണ് ഇതെല്ലാം മാനേജ് ചെയ്യാനും, അതിലൂടെ സ്ഥാപനങ്ങളുടെ ബിസിനസ്‌ ലാഭം വർധിപ്പിക്കാൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് അറിയാവുന്ന വെക്തി കൂടിയേ തീരു അതിനു ഉദാഹരണം ആണ് job hunting വെബ്സൈറ്റുകളായ naukari, indeed, monster jobs എല്ലാം ഡിജിറ്റൽ ജോലികളുടെ ആവശ്യം കാണിക്കുന്ന vacancy കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഡിജിറ്റൽ മാർകെറ്റിംഗിന് ലോകത്തു എല്ലായിടത്തും ഒരുപോലെ അവസരങ്ങൾ ഉണ്ട് .അത്യാവശ്യം 1 year എക്സ്പീരിയൻസ് ഉണ്ടെങ്കിലും ,നിങ്ങൾ കോൺഫിഡന്റ് ആണെങ്കിലും ,വിദേശത്തെക്കും apply ചെയ്യാം 3. ഡിജിറ്റൽ മാർക്കറ്റിംഗ് എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം? ഇത്രയധികം അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടും പൂര്ണമായ അർത്ഥത്തിൽ, ഇതിൽ പ്രാഗല്ഭ്യരായ ആളുകൾ ഇന്നും ഈ മേഖലയിൽ ഇല്ല എന്നുള്ളത് ഒരു സത്യം ആണ് .അതിനു പ്രധാന കാരണം ഇവിടത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് ട്രൈനിങ്ങിലെ അപാകതകൾ ആണ് എന്ന് നിസ്സംശയം പറയാം .എന്തൊക്കെ ആണ് അവ ? a വേണ്ടത്ര പരിജ്ഞാനം ഇല്ലാത്ത ആളുകൾ പ്രധാനമായും ഈ ഇൻഡസ്ട്രിയിൽ പണിയെടുക്കാതെ പഠിപ്പിക്കുന്നവർ .വെറും സിലബസ് വച്ച് മാത്രം പഠിപ്പിക്കേണ്ട ഒന്നല്ല ഡിജിറ്റൽ മാർക്കറ്റിംഗ് .തീയറിയേക്കാൾ കൂടുതൽ കൂടുതൽ പ്രാക്ടിക്കൽ knowledge വേണ്ട ഒരു പഠനം ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് b. Outdated സിലബസ് ഓരോ ദിവസവും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇൻഡസ്ടറി ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് .നിങ്ങൾ പഠിക്കുന്നത് പഴയകാല ഡിജിറ്റൽ മാർക്കറ്റിംഗ് ആണോ എന്നറിയാൻ പലതും പ്രാക്ടിക്കൽ ആയി ചെയ്തു നോക്കണം .കാലം മാറിയതറിയാത്ത സിലബസ് ഇന്നും പലയിടത്തും ഉപയോഗിച്ച് ഞാൻ കണ്ടിട്ടുണ്ട് c ചിട്ടയില്ലാത്ത പഠനരീതി പലകുട്ടികളും പഠനം പൂർത്തിയായ ശേഷം ,ഇത് എവിടെ തുടങ്ങണം ,എങ്ങനെ തുടങ്ങണം എന്നറിയാതെ കുഴയുന്ന ഒരവസ്ഥ .ഒരു വെബ്സൈറ്റ് കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം എങ്ങനെ ഓഡിറ്റ് ചെയ്യണം എങ്ങനെ പ്രൊ പോസൽ അയക്കണം ?എങനെ ഘട്ടം ഘട്ടം ആയി കാര്യങ്ങൾ ചെയ്യാൻ ഒരു checklist ഇല്ലാത്ത അവസ്ഥ ഒരു ഡിജിറ്റൽ roadmap എങ്ങനെ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ ഒരു ഡിജിറ്റൽ സ്ട്രെറ്റജി എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവ് പഠിച്ചു പുറത്തിറങ്ങുന്ന 90 കുട്ടികൾക്കു ഇല്ലന്ന് ഒരു trainer എന്ന രീതിയിലും ,ഈ മേഖലയിൽ വര്ഷങ്ങളായി ജോലി ചെയ്യുന്ന ആളെന്ന നിലയിലും എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും . d ലൈവ് ആയുള്ള പ്രൊജെക്ടുകൾ കൈകാര്യം ചെയ്യാനുള്ള അവസരം കിട്ടാത്ത അവസ്ഥ ഇനി കിട്ടിയാൽ തന്നെ വളരെ പരിമിതം .ശെരിക്കും നിരന്തരം ലൈവ് പ്രൊജെക്ടുകൾ ആവശ്യം ആയ ഒരു കോഴ്സ് ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് .അതെല്ലാവർക്കും ലഭ്യമാവുന്നില്ല എന്ന് 100 ഉറപ്പിച്ചു പറയാം 4 .ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ കോഡിങ് അറിയണോ ഗ്രാഫിക് ഡിസൈനിങ് അറിയണോ വെബ്സൈറ്റ് ചെയ്യാൻ അറിയണോ ? വേണ്ട പക്ഷെ ഇതൊക്കെ അറിഞ്ഞാൽ ഒരു അഡിഷണൽ benefit ആണ് .പ്രാധിമികമായ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കോഴ്സിൽ ഉൾപെട്ടിട്ടുണ്ട് .അതിൽ കൂടുതൽ ആവശ്യം ഇല്ല 5 .എന്തൊക്കെ ആണ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ പ്രധാനമായും വരുന്നത് ? ഗൂഗിളിൽ വെബ്സൈറ്റ് top റിസൾട്ടിൽ ഓർഗാനിക് ആയി എത്തിക്കുന്നത് SEO ] ഗൂഗിളിൽ വെബ്സൈറ്റ് TOP റിസൾട്ടിൽ PAID ആയി എത്തിക്കുന്നത് [SEM ] സോഷ്യൽ മീഡിയ അക്കൗണ്ടുകൾ,അതിന്റെ മാനേജ്‌മന്റ്,PAID Promotions [SMM ] 6 .ഇതിനെന്തെങ്കിലും പ്രായ പരിധി ഉണ്ടോ ? ഇല്ല .പഠിക്കാനും ,മനസിലാക്കാനും ,പ്രാവർത്തികം ആക്കാനും താല്പര്യം ഉള്ള ആർക്കും ഏതു പഠിക്കാം .പ്രായം ഒരു പ്രശ്നം ആവുന്നത് ഒരുപക്ഷെ ജോലിക്കാവാം 7 .ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചാൽ സാലറി എങ്ങനെ ഒക്കെ ആവും ? നിലവിൽ ഒരു FRESHER നു 5000 മുതൽ 20000 വരെ ലഭിക്കുന്നുണ്ട് .ഇത് പൂർണമായും നിങ്ങളുടെ Language ,communication skill ,തിരഞ്ഞെടുക്കുന്ന കമ്പനിയുടെ പ്രൊഫൈൽ ,സിറ്റി എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും . 8 .ഡിജിറ്റൽ മാർക്കറ്റിംഗ് ഫ്രീലാൻസ് ആയി ചെയ്യാൻ സാധിക്കുമോ ? ഫ്രീലാൻസിനു ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ള ഒരു മേഖലയാണിത് .അത്യാവശ്യം പരിജ്ഞാനം ആയ ആർക്കും ഫ്രീലാൻസ് ആയി ചെയ്യാം .എങ്ങനെ ഫ്രീലാൻസ് കിട്ടും ഞാൻ പറയാതെ തന്നെ ഈ മേഖലയിൽ സജീവം ആവുമ്പോൾ നിങ്ങൾ തിരിച്ചറിയും .സ്വന്തം ആയി ബിസിനസ് ആക്കാനും സാധിക്കും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസ്സിരുത്തി വായിക്കുന്ന ആർക്കും ഈ കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണന്നു ഒരു ക്ലിയർ idea കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു .ആ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് clear my course ചെയ്യുന്നത് 1. വര്ഷങ്ങളുടെപ്രവർത്തി പരിജയം ഉള്ള ട്രൈനേഴ്‌സ് Industry Expert Faculties ] 2. 80 Live പ്രാക്ടിക്കൽ ട്രെയിനിങ് 6. ഞങ്ങളുടെ പഴയ സ്റുഡന്റ്സിൽ നിന്നും feedback എടുക്കാനുള്ള അവസരം 7. ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ,പ്രാക്ടിക്കൽ ആയി പഠിക്കാനുള്ള അവസരം 8. ഫീസ് തവണകളായി അടക്കാനുള്ള അവസരം 9. ജോലി ലഭിച്ചതിനുശേഷവും 2 മാസം free support 10. 2 മാസത്തെ കോഴ്സിനൊപ്പം 1 മാസത്തെ ഫ്രീ ഇന്റേൺഷിപ് 13 .വിദേശത്തുള്ള പ്രൊജെക്ടുകൾ ലൈവ് ചെയ്തുനോക്കാനുള്ള അവസരം അഭിനേതാക്കള്‍ ജയറാം ,ആസിഫ് അലി,ഇന്നസന്റ്,മാമുക്കോയ ,ശ്രീജിത് രവി,അമിത്,ഇ പി മൊയ്ദീൻ,ചെമ്പിൽ അശോകൻ,വെട്ടുക്കിളി പ്രകാശ്,മനു ജോസ്,വിക്രമൻ നായർ,മം‌മ്ത മോഹൻ‌ദാസ്,ലക്ഷ്മിപ്രിയ,മഞ്ജുഷ,ശ്രുതി മേനോൻ,കെ പി എ സി ലളിത,ശാന്തകുമാരി,രശ്മി ബോബൻ,ശ്രീദേവി ഉണ്ണി,ബേബി അനിക,സുരഭി ലക്ഷ്മി,തിരുത്തിയാട് വിലാസിനി,മുല്ലനേഴി വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. “മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല” (അപ്പ: 4:12). വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം “ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി.” തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: “അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ “അന്ന്‍” എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും – നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം “ഉണ്ടാകട്ടെ” എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് “ആദിയില്‍ വചനമുണ്ടായി.” “ഉണ്ടാകട്ടെ” എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. “ഉണ്ടാകട്ടെ” എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍ ലൂക്കാ 2:10,11) ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം: “ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:” ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല‍ ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു.” ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്. “പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി.” “ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു.” ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി “ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്” ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ – ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് – യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു “അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് – അവന്‍ ഭൂമിയിലേക്കു വരുന്നത് – സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്” വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. “ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല‍ മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്.” “തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ” “ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു.” നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ്‌ (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു. 90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു: “തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ.” “ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു.” റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: “ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു.” സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്‌. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ വി ഷാള്‍ ഓവര്‍കം ഈ ഓണനാളുകളില്‍ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ഓഗസ്റ്റ് 29 ശനിയാഴ്ച്ച പൂരാടം ദിനത്തില്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡും സംഘാടകരുമായ 7 ബീറ്റ്‌സ് അവതരിപ്പിക്കുന്ന 'ഓണം പൊന്നോണം' മ്യൂസിക്കല്‍ ലൈവ്. ഓണം പൊന്നോണം നമ്മള്‍ക്കായി സമര്‍പ്പിക്കുന്നത് 7 ബീറ്റ്‌സ് ഗായകരായ ജോമോന്‍ മാമ്മൂട്ടില്‍, മനോജ് തോമസ്, ഡോ:കാതറീന്‍ ജെയിംസ്, ഡെന്ന ആന്‍ ജോമോന്‍, ആന്റോ ബാബു എന്നിവരാണ്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടുമണിമുതല്‍ (ഇന്ത്യന്‍ സമയം 6:30) WE SHALL OVERCOME പേജില്‍ 'ഓണം പൊന്നോണം' ആസ്വദിക്കാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. രണ്ടാം ദിവസമായ ആഗസ്റ്റ് 30 ഞായറാഴ്ച്ച ഉത്രാട നാളില്‍ യുകെയിലെ വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള ഗായകരും, നര്‍ത്തകരും, മറ്റു കലാ പ്രവര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ 'പൂവിളി പൂവിളി പൊന്നോണമായി കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും മിമിക്രി താരവുമായ കെ എസ് പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. യുകെയിലെ പ്രശസ്ത നര്‍ത്തകി മഞ്ജു സുനിലും സംഘവും ലാസ്യ ബീറ്റ്സ് റെഡിങ്ങിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന തിരുവാതിര, മഹാകവി ഒഎന്‍വി കുറുപ്പിന്റെ കൊച്ചുമകളും നര്‍ത്തകിയുമായ ആമി ജയകൃഷ്ണന്‍ അവതരിപ്പിക്കുന്ന നൃത്തം. മോഹിനിയാട്ടത്തെ നര്‍ത്തകിയായ ഗോപിക വര്‍മ്മയുടെ ശിഷ്യയും അറിയപ്പെടുന്ന മോഹിനിയാട്ടം നര്‍ത്തകിയുമായ മെറി ജോസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ലണ്ടനില്‍ നിന്നുള്ള വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, ശ്യാമ സ്റ്റാലിന്‍, ദീപ്തി രാഹുല്‍, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്, യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളും ഗായകരുമായ സിബി ജോസഫ്, രഞ്ജിത്ത് ബാലകൃഷ്ണ, മനോജ് വേണുഗോപാല്‍, ബിനുമോന്‍ കുര്യാക്കോസ്, അജി ഡേവിഡ്, സതീഷ് ജോയി, ചിത്രാ ബെന്നി, റിനി റോയി, ശരണ്യ ആനന്ദ്, ഫ്‌ലോറെന്‍സ് ഫെലിക്‌സ്, ബിന്ദു സോമന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകളും, വഞ്ചിപ്പാട്ടുകളും. മാവേലി വരവ്, യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരത്തിലൂടെ യുകെയുടെ വാനമ്പാടിയായി മാറിയ അനു ചന്ദ്ര, ഗ്ലാസ്‌ഗോയില്‍ നിന്നുള്ള ഗായിക ഡോ: സവിത മേനോന്‍ തുടങ്ങിയവരും ഈ മെഗാ ഓണാഘോഷ പരിപാടികളില്‍ പങ്കുചേരുന്നു. നര്‍ത്തകിയും അവതാരികയുമായ ദീപാ നായരാണ് 'പൂവിളി പൂവിളി പൊന്നോണമായി' പരിപാടി അവതരിപ്പിക്കുന്നത്. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടു മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. മൂന്നാം ദിവസമായ തിങ്കളാഴ്ച്ച തിരുവോണനാളില്‍ പുത്തന്‍ സിനിമ വിശേഷങ്ങളുമായി 'തിരുവോണം സ്‌പെഷ്യല്‍ ലൈവില്‍ എത്തുന്നത് മലയാള സിനിമയെ ആദ്യമായി നൂറുകോടി ക്ലബ്ബില്‍ എത്തിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരാണ്, സിനിമ രംഗത്തെ പുത്തന്‍ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി കുറച്ചു നേരം ആന്റണി പെരുമ്പാവൂരിനോടൊപ്പം പങ്കിടാം. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം രണ്ടുമണിക്ക് (ഇന്ത്യന്‍ സമയം 6:30 പിഎം). വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിക്കുന്നു ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'ആയുര്‍വേദ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ആയുര്‍വേദ സെമിനാര്‍ സംഘടിപ്പിക്കുന്നു 'ടോട്ട പുല്‍ക്ര' വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 4 ന് മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 4 ന് റോമില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയത്തിനു പിന്നില്‍ മലയാളി സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അഭിനയിച്ചു. പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയാണ് […]Read More കോട്ടക്കൽ: തുറന്നുവെച്ച പച്ചക്കറിക്കട തെരുവുനായ്ക്കൾ കയ്യേറി. ഒടുവിൽ വടിയെടുത്ത് ആരോഗ്യ വകുപ്പ്. കോട്ടക്കൽ ചന്തക്ക് സമീപമാണ് സംഭവം. പച്ചക്കറിക്കടകളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കയറിയിറങ്ങുന്നതും മറ്റും സമൂഹ മാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. നായ്ക്കൾ കയറുന്നതിന് പിന്നാലെ പച്ചക്കറികൾ മലിനപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്. തുടർന്ന് പച്ചക്കറിക്കട നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടുകയായിരുന്നു. കച്ചവടക്കാരന് നഗരസഭ നോട്ടീസും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഹംസ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റഹീം ഖാൻ, രാജൻ, അനുരൂപ, അശ്വതി എന്നിവർ നേതൃത്വം നൽകി. അതേസമയം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി നഗരം മാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഭീതി പടർത്തി വ്യാജ സന്ദേശങ്ങളും, സഊദിയിൽ ലോക്ഡൗണും വിമാനങ്ങളില്ലെന്നും വ്യാജ പ്രചാരണം ഏഴു രാജ്യങ്ങൾക്ക് കൂടി സഊദി പ്രവേശന വിലക്ക് ഏർപ്പെടുത്തി മലപ്പുറത്ത് പുതിയ വിരുന്നുകാരനായി ഹനുമാൻ കുരങ്ങനെത്തി വേങ്ങരയിൽ നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കന്റെറി സ്‌ക്കൂളിന് പുതിയ കെട്ടിടം…. കരുനാഗപ്പള്ളി നമ്മുടെ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കന്റെറി സ്‌ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം നടന്നു. 24 ഹൈടെക് ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, മെസ്സുകൾ, മിനി ആഡിറ്റോറിയം എന്നിവയും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടെ 7 കോടി രൂപ ചെലവഴിച്ച് മറ്റൊരു ബഹുനില മന്ദിരം കൂടിനിർമ്മിക്കുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ശിലാസ്ഥാപനം ആർ. രാമചന്ദ്രൻ എം.എൽ.എ. നിർവ്വഹിച്ചു. കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. മഞ്ജു, നഗരസഭാ കൗൺസിലർമാരായ എസ് ശക്തികുമാർ, എം ഷംസുദ്ദീൻ കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് ജി. പി. വേണു, എസ്.എം.സി. ചെയർമാൻ എം.കെ. അഷറഫ്, റൂഷ പി. കുമാർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, കെ. എസ്. പുരം സത്താർ, ഹെഡ്മിസ്ട്രസ് ജെ. ക്ലാരറ്റ്, എ. ഹബീബ്, ജെ. അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com LIKE, SHARE SUPPORT ! ← സംഘപ്പുരമുക്ക് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികവും പുരസ്കാര വിതരണവും… ക്രിസ്തുമസ് ആഘോഷത്തിന്റെ നിറവിൽ കരുനാഗപ്പള്ളി → നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ അനുശോചന യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ… അവാർഡുദാനം സംഘടിപ്പിച്ചു… കരുനാഗപ്പള്ളിയിലെ ശോചനീയമായ റോഡ്…. വാഴ നട്ട് പ്രതിഷേധിച്ചു…. പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു… ഹൈവേയുടെ നടുക്ക് വലിയ കുഴി…. യാത്രക്കാർ ദുരിതത്തിൽ …. സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്…. മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം…. ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ…. മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ…. സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു…. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു…. ഭാരതീയ മനുഷ്യാവകാശ സമിതി കരുനാഗപ്പള്ളിയിൽ യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു… അധ്യാപക ഒഴിവ്…. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…. ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ…. കേരളത്തിലെ ഏറ്റവും വലിയ ഫുട്ബാൾ ക്രിക്കറ്റ്‌ ടർഫികളിലൊന്ന് കരുനാഗപ്പള്ളിയിൽ…. ബോബി ചെമ്മന്നൂർ ഉദ്ഘാടനം ചെയ്യുന്നു…. എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് The Power of Religion in Public Space. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത് കുടുംബം അടക്കമുള്ള […] ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ് …] എങ്ങനെയാണ് ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കറുത്തവര്‍ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍ പുതിയ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയല്ലേ വേണ്ടത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍കൊണ്ട് സജീവമാണ് ആഫ്രോ അമേരിക്കന്‍ ചിന്തയും ആക്ടിവിസവും. എലിജാ മുഹമ്മദ്, മാല്‍കം എക്‌സ്, മാര്‍ടിന്‍ ലുതര്‍ കിംഗ് ഒക്കെ മതത്തിലൂടെ ഇതിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഇന്നും കറുത്തവരുടെ പീഡിതാവസ്ഥ അങ്ങനെ തന്നെ തുടരുന്നു …] മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഗസ്സയിലും ഇറാഖിലും സിറിയയിലും കൊല്ലപ്പെടുന്നത് മനുഷ്യരല്ലേ? പീഡനത്തിനിരയാവുന്ന മനുഷ്യരെ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടോ? മനുഷ്യരക്തം എല്ലായിടത്തും ഒരുപോലെയല്ലേ ഒഴുകുന്നത്? ഗസ്സ, ഇറാഖ്, സിറിയന്‍ പ്രശ്‌നം ഒക്കെ മനുഷ്യാവകാശ പ്രശ്‌നമല്ലേ? കിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന സംസാരങ്ങളുടെ ഭാഗമായി വരുന്ന പ്രതികരണങ്ങളുടെ ചില സാമ്പിളുകള്‍ ആണിത്. തീര്‍ച്ചയായും ഹിംസയുടെ കഥകള്‍ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും കാണുമ്പോഴും ഒക്കെ വായനക്കാര്‍ അനുഭവിക്കുന്ന വേദന, വിഷമം, ദുഃഖം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ പ്രധാനമായി കാണേണ്ടതുണ്ട്. വാര്‍ത്തകളുടെ […] ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതന്‍ നടത്തിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് ഞാന്‍ ഫാത്തിമ മെര്‍നീസി അന്തരിച്ച വാര്‍ത്ത കേള്‍ക്കാനിടയാകുന്നത്. മെര്‍നീസിയുടെ പുസ്തകങ്ങള്‍ കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടതാണ്. അവരെഴുതിയ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. The veil and the Male Elite എന്ന പുസ്തകമാണ് അതിലൊന്ന്. മതപരവും സാസംസ്‌കാരികപരവുമായ ചില പ്രധാന പദപ്രയോഗങ്ങള്‍ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടതിനാല്‍ ആ പുസ്തകം വിവാദമാവുകയുണ്ടായി. കേരള ഹൈക്കോടതി ആ പുസ്തകം […] മതവും പൊതുമണ്ഡലവും: വേറിട്ട സംഭാഷണങ്ങള്‍ എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് The Power of Religion in Public Space. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത് കുടുംബം അടക്കമുള്ള […] Jan 08, 2016 0 Comments ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ് …] Dec 29, 2015 0 Comments ഷെര്‍മന്‍ ജാക്‌സന്റെ സമീപനങ്ങള്‍ എങ്ങനെയാണ് ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കറുത്തവര്‍ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍ പുതിയ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയല്ലേ വേണ്ടത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍കൊണ്ട് സജീവമാണ് ആഫ്രോ അമേരിക്കന്‍ ചിന്തയും ആക്ടിവിസവും. എലിജാ മുഹമ്മദ്, മാല്‍കം എക്‌സ്, മാര്‍ടിന്‍ ലുതര്‍ കിംഗ് ഒക്കെ മതത്തിലൂടെ ഇതിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഇന്നും കറുത്തവരുടെ പീഡിതാവസ്ഥ അങ്ങനെ തന്നെ തുടരുന്നു …] Dec 15, 2015 0 Comments മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഗസ്സയിലും ഇറാഖിലും സിറിയയിലും കൊല്ലപ്പെടുന്നത് മനുഷ്യരല്ലേ? പീഡനത്തിനിരയാവുന്ന മനുഷ്യരെ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടോ? മനുഷ്യരക്തം എല്ലായിടത്തും ഒരുപോലെയല്ലേ ഒഴുകുന്നത്? ഗസ്സ, ഇറാഖ്, സിറിയന്‍ പ്രശ്‌നം ഒക്കെ മനുഷ്യാവകാശ പ്രശ്‌നമല്ലേ? കിഴക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന സംസാരങ്ങളുടെ ഭാഗമായി വരുന്ന പ്രതികരണങ്ങളുടെ ചില സാമ്പിളുകള്‍ ആണിത്. തീര്‍ച്ചയായും ഹിംസയുടെ കഥകള്‍ കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും കാണുമ്പോഴും ഒക്കെ വായനക്കാര്‍ അനുഭവിക്കുന്ന വേദന, വിഷമം, ദുഃഖം, സങ്കടം തുടങ്ങിയ വികാരങ്ങള്‍ പ്രധാനമായി കാണേണ്ടതുണ്ട്. വാര്‍ത്തകളുടെ […] Dec 11, 2015 0 Comments മെര്‍നീസി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ലിംഗസമത്വവുമായി ബന്ധപ്പെട്ട് ഒരു മതപണ്ഡിതന്‍ നടത്തിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സന്ദര്‍ഭത്തിലാണ് ഞാന്‍ ഫാത്തിമ മെര്‍നീസി അന്തരിച്ച വാര്‍ത്ത കേള്‍ക്കാനിടയാകുന്നത്. മെര്‍നീസിയുടെ പുസ്തകങ്ങള്‍ കേരളത്തില്‍ വ്യാപകമായി വായിക്കപ്പെട്ടതാണ്. അവരെഴുതിയ രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. The veil and the Male Elite എന്ന പുസ്തകമാണ് അതിലൊന്ന്. മതപരവും സാസംസ്‌കാരികപരവുമായ ചില പ്രധാന പദപ്രയോഗങ്ങള്‍ തെറ്റായി വിവര്‍ത്തനം ചെയ്യപ്പെട്ടതിനാല്‍ ആ പുസ്തകം വിവാദമാവുകയുണ്ടായി. കേരള ഹൈക്കോടതി ആ പുസ്തകം […] Dec 07, 2015 0 Comments എങ്ങനെയാണ് ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കറുത്തവര്‍ അനുഭവിക്കുന്ന പീഡനത്തെയും വംശഹത്യയെയും നവകൊളോണിയല്‍ കടന്നു കയറ്റങ്ങളെയും വിശദീകരിക്കുക? ഇത്രയും കാലം അവരെ വിമോചിപ്പിക്കുമെന്നു പറഞ്ഞ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും പീഡനത്തിനും ഹിംസക്കും അറുതിവരുത്താന്‍ കഴിയില്ലെങ്കില്‍ പുതിയ രാഷ്ട്രീയ പരിഹാരങ്ങള്‍ക്ക് വഴിമാറി കൊടുക്കുകയല്ലേ വേണ്ടത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍കൊണ്ട് സജീവമാണ് ആഫ്രോ അമേരിക്കന്‍ ചിന്തയും ആക്ടിവിസവും. എലിജാ മുഹമ്മദ്, മാല്‍കം എക്‌സ്, മാര്‍ടിന്‍ ലുതര്‍ കിംഗ് ഒക്കെ മതത്തിലൂടെ ഇതിന്റെ പരിഹാരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഇന്നും കറുത്തവരുടെ പീഡിതാവസ്ഥ അങ്ങനെ തന്നെ തുടരുന്നു …] സിനിമ മേഖലയില്‍ ജോലിയായുള്ള ഒരാളാണ് ഞാന്‍. സിനിമ കാണുന്നതിനെയും നിര്‍മിക്കുന്നതിനെയും വളരെ മോശപ്പെട്ട പ്രവൃത്തിയായിക്കണ്ടിരുന്ന മുസ്‌ലിംകളുടെ മനോഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. തീവ്ര യാഥാസ്ഥിക മുസ്‌ലിം ഗ്രൂപ്പുകള്‍ വരെ എന്റെ നാട്ടില്‍ സിനിമ പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ എന്റെ ചോദ്യം സിനിമ കാണാന്‍ പറ്റുമോ അല്ലെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമോ എന്നതിനെ കുറിച്ചല്ല. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പാലിക്കേണ്ട ചട്ടങ്ങളും മര്യാദകളും എന്തൊക്കെയാണെന്നാണ് എനിക്കു ചോദിക്കാനുള്ളത്. അക്രമത്തെയും ലൈംഗികതയെയും നിരാകരിക്കാന്‍ ആവശ്യപ്പെടുന്ന സിനിമകളില്‍ പോലും ഈ പറഞ്ഞവയുടെ […] 19-ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ പലപ്പോഴും ആത്മീയതക്കപ്പുറം സുഖലോലുപതയാണ് തെരഞ്ഞെടുത്തത്. ഇത് അവനിലുണ്ടാക്കിയ തീവ്രമായ ആന്തരിക ശൂന്യതയും വിടവും നികത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരുന്നു. തന്റെ ചുറ്റുപാടില്‍ നിന്നും സൗഹൗര്‍ദങ്ങളില്‍ നിന്നും അവനില്‍ നിന്നുതന്നെയും അനുഭവിക്കുന്ന ആത്മീയഭ്രംശത്തെ കുറിച്ച് അവനിന്ന് ബോധവാനാണ്. അത്‌കൊണ്ടുതന്നെ ആത്മീയത ‘റെഡിമെയ്ഡ്-പാക്കേജില്‍’ ലഭിക്കുന്ന ഇക്കാലത്ത് അവരതില്‍ ആകൃഷ്ടരായാല്‍ ഒരിക്കലുമവരെ കുറ്റം പറയാനാവില്ല. ഇത്തരം ആത്മീയാന്വേഷകരെ സംതൃപ്തരാക്കാന്‍ വിഖ്യാത സൂഫി മൗലാനാ ജലാലുദ്ദീന്‍ റൂമിയേക്കാള്‍ വലിയ ആത്മീയോറവിടമാകാന്‍ മറ്റാര്‍ക്കാണ് സാധിക്കുക? 13-ാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയായിരുന്നു ജലാലുദ്ദീന്‍ […] ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം ഒരു രാജ്യത്തെ സിനിമ ആ നാടിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അവസ്ഥകളെ പ്രതിഫലിപ്പിക്കണമെന്നുണ്ടെങ്കില്‍ ആ ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച സിനിമയാണ് ദി ബ്ലാക്ക് ഹെന്‍. നേപ്പാളി സിനിമയെ ലോകശ്രദ്ധയിലേക്കെത്തിച്ച സംവിധായകന്‍ മിന്‍ ബഹാദൂര്‍ ഭാം (Min Bahadur Bham) തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ബ്ലാക്ക് ഹെന്‍. തിരുവനന്തപുരത്ത് നടന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദി ഫഌട്ട്, കാലോ കോട്ട്, ദി ലാസ്റ്റ് ബിഗിനിംഗ് …] കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഉണ്ടായ പ്രധാന അവകാശവാദങ്ങളിലൊന്ന്. തീര്‍ച്ചയായും അവ മുഹ്‌സിന്റെ സുഹൃത്തുക്കളും ആരാധകരും ഉയര്‍ത്തിയ അവകാശവാദമാകാം. എന്നാല്‍ യഥാര്‍ത്ഥ മലപ്പുറം എന്നൊന്നില്ല എന്നിരിക്കെ ഇത്തരം അവകാശവാദങ്ങളില്‍ അര്‍ത്ഥമില്ല എന്നു കാണാം. കെ.എല്‍10 പത്തിലെ മലപ്പുറം […] പ്രവാചക ജീവിതത്തെക്കുറിച്ച മാജിദ് മജീദിയുടെ സിനിമക്കായ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒന്ന്, പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. കുട്ടികളുടെ നിഷ്‌കളങ്കതയെ ആവിഷ്‌കരിക്കുന്ന സിനിമകളെടുക്കുന്ന മാജിദ് മജീദിയുടെ പ്രവാചകന്റെ കുട്ടിക്കാലത്തെക്കുറിച്ച ആഖ്യാനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രണ്ട്, പ്രവാചകജീവിതത്തെക്കുറിച്ച് ഇതിന് മുമ്പ് സിനിമയെടുത്ത മുസ്തഫ അക്കാദ് യുദ്ധരംഗങ്ങളായിരുന്നു പ്രധാനമായും ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകജീവിതത്തിന്റെ സൂക്ഷമമായ അടരുകളെയാണ് മാജിദ് മജീദി ആവിഷ്‌കരിക്കുന്നത്. ഒരു നടനായും ഷോര്‍ട്ട്ഫിലിം […] എണ്‍പതുകള്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന യുര്‍ഗന്‍ ഹാബര്‍മാസിന്റെ പൊതുമണ്ഡലത്തെ കുറിച്ചുള്ള പുസ്തകമാണ് The Power of Religion in Public Space. പതിനെട്ടാം നൂറ്റാണ്ടില്‍ യുറോപ്പില്‍ വികസിച്ച പൊതുമണ്ഡലം എന്ന പുതിയ സാമൂഹിക ഇടം(സോഷ്യല്‍ സ്‌പേസ്) കുടുംബം, സാമ്പത്തികം, സ്‌റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാമുഹിക ഇടമാണെന്നു ബര്‍മാസ് വിശദീകരിച്ചു. ഇവിടെ വ്യക്തികള്‍ തമ്മില്‍ മറ്റു സാമൂഹിക ഇടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നുവെന്നും അദേഹം സങ്കല്‍പ്പിക്കുന്നു. പൊതു മണ്ഡലം എന്നത് കുടുംബം അടക്കമുള്ള […] ലബനാനിലെ ഒരു അറബ്‌-ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ജോസഫ് മസദ്, എഡ്വേര്‍ഡ് സൈദിന്റെ കീഴില്‍ പഠിക്കുകയും ഫലസ്ത്വീന്‍, പശ്ചിമേഷ്യ, ഓറിയന്റലിസം തുടങ്ങിയ മേഖലകളില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത അക്കാദമിക പണ്ഡിതനാണ്. രണ്ടായിരത്തിയാറില്‍ പുറത്തിറങ്ങിയ മസദിന്റെ ഡിസയറിംഗ് അറബ്‌സ് എന്ന പുസ്തകം അക്കാദമിക ലോകത്ത് മാത്രമല്ല, നവ രാഷ്ട്രീയത്തിന്റെ മേഖലയിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ആ പുസ്തകത്തില്‍ മസദ് ഉന്നയിച്ച പ്രധാന ചോദ്യങ്ങള്‍, പാശ്ചാത്യ ലൈംഗിക രാഷ്ട്രീയം എങ്ങനെയാണ് അറബ് മുസ്‌ലിം ലോകത്ത് പ്രവര്‍ത്തിക്കുന്നത്, അതിനോട് അറബ് മുസ്‌ലിം ലോകത്തെ […] മ്യാന്‍മര്‍ എന്ന് അറിയപ്പെടുന്ന ബര്‍മയില്‍ നിന്നും രക്തരൂക്ഷിതമായ കലാപങ്ങളും പീഢനങ്ങളും കാരണം അവിടം വിട്ടോടി പോകാന്‍ നിര്‍ബന്ധിതരായ ജനതയുടെ സ്വപനങ്ങളുടെയും, പോരാട്ടത്തിന്റെയും, ഓര്‍മകളുടെയും സാക്ഷ്യപ്പെടുത്തലാണ് ”Forced to Flee: Visual Stories by Refugee Youth from Burma’ എന്ന അതിശക്തമായ 196 രചനകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകം. ബര്‍മയിലെ 135 ലേറെ വരുന്ന വംശജാതികളില്‍ ഒന്നാണ് റോഹിങ്ക്യകള്‍. വടക്കന്‍ റഖീന്‍ സ്‌റ്റേറ്റില്‍ ഏകദേശം 8 ലക്ഷം റോഹിങ്ക്യകളാണ് താമസിക്കുന്നത്. ഒരു ഇന്തോ-ആര്യന്‍ ഭാഷ സംസാരിക്കുന്ന റോഹിങ്ക്യകള്‍ രാജ്യത്തെ […] ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും, റെസ്‌പെക്റ്റ് പാര്‍ട്ടിയുടെ മുന്‍ നേതാവും,ബര്‍മിങ്ഹാമിലെ യുദ്ധ വിരുദ്ധ കൂട്ടായ്മയുടെ സംഘാടകയുമാണ് സല്‍മ യാഖൂബ്. കൂടാതെ ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലേക്ക് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ബര്‍മിങ്ഹാമിലെ ചേരി ജനതക്കു വേണ്ടി പോരാടുന്ന ധീരയായ പോരാളി’ എന്നാണ് ബര്‍മിങ്ഹാം പോസ്റ്റ് അവരെ വിശേഷിപ്പിച്ചത്. സമര്‍ത്ഥയായ പ്രാസംഗിക എന്ന നിലയില്‍ സമകാലിക വിഷയങ്ങളില്‍ സ്ഥിരമായി അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോടെത്തിയിരുന്ന അവര്‍ ഒരേ സമയം ബ്രിട്ടനിലെ രാഷ്ട്രീയപ്രവര്‍ത്തകയും, ക്ഷമാപണ സ്വരമില്ലാത്ത മുസ്‌ലിം […] ഈയിടെയായി പാചകവിദഗ്ധര്‍ നല്ല സംഗീതത്തെപ്പററിയും പഠിച്ചുകൊണ്ടിരിക്കുന്നു. പാചകവിഭവങ്ങളുടെ പട്ടികയെപ്പറ്റി അറിയുന്നത് പോലെ പാട്ടുകളുടെ പട്ടികയെപ്പറ്റിയും അവര്‍ക്ക് അറിയണം. പാചകത്തിനുള്ള പ്രത്യേകവിഭവങ്ങളുടെ കൂടെത്തന്നെ വളര്‍ന്നുവരുന്ന സംഗീതതാരങ്ങളുടെ ലിസ്റ്റുണ്ടാക്കാനും അവര്‍ ശ്രമിക്കുന്നു. ഭക്ഷണം കാഴ്ചയില്‍ ഭംഗിയും സുഗന്ധവും പ്രസരിപ്പിക്കുമ്പോള്‍ തന്നെ സ്വാദ് അനുഭവപ്പെടുന്നു. കണ്ണുകളുടെയും രസഗ്രന്ഥികളുടെയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നിങ്ങള്‍ മികച്ചൊരു വിഭവമാണ് കഴിക്കുന്നതെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഡിന്നര്‍ പാര്‍ട്ടികളിലും റെസ്റ്റോറന്റ് ലോഞ്ചുകളിലും സംഗീതത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നത് അതിന്റെ മധുരവും കയ്പുമൊക്കെ നമ്മുടെ ഇഷ്ടവിഭത്തിന്റെ സ്വാദിനെ വര്‍ധിപ്പിക്കുന്നത്‌കൊണ്ടാണ് …] ഖുര്‍ആനില്‍ പലഭാഗങ്ങളിലും ദുര്‍ബലരെന്നും അടിച്ചമര്‍ത്തപ്പെട്ടവരെന്നും പരിഭാഷപ്പെടുത്തപ്പെടുന്ന ‘മുസ്തള്അഫീന’ എന്ന പദവും അത് ഉദ്ഭവിച്ച പദങ്ങളായ ‘ഇസ്തള്അഫു, ഇസ്തള്അഫുനി (അടിച്ചമര്‍ത്തപ്പെടുന്ന) എന്നീ പദങ്ങളും പതിനാലു തവണ കാണപ്പെടുന്നുണ്ട്. നാലാം അധ്യായം അന്നിസാഅ് (സ്ത്രീകള്‍ ഏഴാം അധ്യായം അല്‍ അഅ്‌റാഫ് (കോട്ടമതിലുകള്‍ എട്ടാം അധ്യായം അല്‍ അന്‍ഫാല്‍ (യുദ്ധമുതല്‍ ഇരുപത്തെട്ടാം അധ്യായം അല്‍ഖസസ് (ചരിത്രം മുപ്പത്തിനാലാം അധ്യായം സബഅ് (ഷേബ) എന്നീ അധ്യായങ്ങളിലാണ് ഇത്തരം വാക്കുകള്‍ ഉള്‍കൊള്ളുന്ന സൂചനകളുള്ളത്. ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങളില്‍ എട്ടാം അധ്യായത്തിലെ ഇരുപത്തിയാറാം വാക്യമൊഴിച്ചുള്ള പദമെല്ലാം മോസ്സസിന്റെ […] സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സാദ് വമ്പിച്ച ജനരോഷത്തിനു മുന്നില്‍ നിലം പതിച്ച ഏകാധിപതികളായ മുഅമ്മര്‍ ഖദ്ദാഫിയുടെയും ഹുസ്‌നി മുബാരകിന്റെയും കൂടെ ചേരുന്ന ദിവസത്തിനായി ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. ഭരണകൂടത്തിനെതിരെ വിമതസ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് സിറിയയില്‍ അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അസ്സാദിനെ പിന്തുണക്കുന്ന സൈന്യം തലസ്ഥാന നഗരമായ ദമസ്‌കസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടകം തന്നെ ദമാസ്‌കസിലും വാണിജ്യതലസ്ഥാനമായ ആലപ്പോയിലും ബോംബാക്രമണത്തില്‍ നിരവധി വിമതരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ വിപ്ലവസേന ദാമാസ്‌കസ് […] ചുവടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ബൈബിളില്‍ പറയുന്ന എന്തിനേക്കാളും വിശാലമാണ് പ്രസ്തുത സൂക്തങ്ങള്‍. അല്‍ബഖറ അധ്യായത്തിലെ 40 മുതല്‍ 141 വരെയുള്ള സൂക്തങ്ങള്‍ വായിച്ചിട്ട് തുടക്കം മുതല്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇ തീര്‍ച്ചയായും ഖുര്‍ആന്‍ നേര്‍രേഖ ക്രമത്തിലുള്ള ഒരു ഗ്രന്ഥമല്ല. ഒരു കേവല കഥാ പുസ്തകമായിരിക്കും എന്ന പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതോടൊപ്പം അതിന്റെ ഘടനയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുകകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. നമ്മുടെ പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് പ്രതീക്ഷകളാണ്. സിനിമാപരസ്യങ്ങളുടെ ഉദാഹരണം നോക്കാം. അവര്‍ ഒരു ചിത്രത്തിലെ ഏറ്റവും മികച്ച കുറച്ച് ഭാഗങ്ങള്‍ ചേര്‍ത്ത് വ ഖുര്‍ആന്‍ നിറയെ ചോദ്യങ്ങളാണ്. എന്നാല്‍ അത് എത്രത്തോളം ഉത്തരങ്ങള്‍ നല്‍കുന്നു? ഒരു തലത്തില്‍ വായിക്കാന്‍ വളരെ എളുപ്പമുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ ഭക്തരായ മുസ്‌ലിംകള്‍ എല്ലാ ദിവസവും ഭക്തിയോടെ അത് പാരായണം ചെയ്യുന്നു. എന്നാല്‍ പ്രാര്‍ത്ഥനയുടെ ഭാഗമായ ഭക്തിയോടെയുള്ള പാരായണം നാം വായിക്കുന്നതെന്തോ അത് മനസ്സിലാക്കുന്നതില്‍ വളരെയൊന്നും നമ്മെ മുമ്പോട്ട് കൊണ്ടു പോകുന്നില്ല. മുസ്‌ ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […] കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […] നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […] ദി ബ്ലാക് ഹെന്‍ നേപ്പാളി സിനിമയിലെ പുതു വിസ്മയം മനുഷ്യാവകാശത്തിന്റെ സാര്‍വലൗകിക യുക്തികളും അധിനിവേശ വിരുദ്ധ സംസാരങ്ങളും ഞാന്‍ സാധാരണ കൊമേഡിയനായ ബില്‍ മാഹറിന്റെ പരിപാടികളൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച അയാളുടെ Real Time എന്ന പരിപാടി വീക്ഷിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒരിക്കല്‍ കൂടി യുക്തിയുടെ പക്ഷത്ത് നിന്ന് ഇസ്‌ലാം എന്ന ‘പ്രശ്‌ന’ത്തോട് സംവദിക്കുകയായിരുന്നു അയാള്‍. യുക്തിവാദിയായ എഴുത്തുകാരന്‍ സാം ഹാരിസ്സ്, RNC യുടെ മുന്‍ ചെയര്‍മാന്‍ മൈക്കല്‍ സ്റ്റീല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ്, ഓസ്‌കാര്‍ നേടിയ ആര്‍ഗോ എന്ന സിനിമയുടെ സംവിധായകനായ ബെന്‍ അഫ്‌ലെക്ക് എന്നിവരായിരുന്നു ആ പരിപാടിയിലുണ്ടായിരുന്നത്. ഇസ്‌ലാം എന്ന […] എല്ലാംലേഖനംസംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിപീഡിയവിക്കിപീഡിയ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംകവാടംകവാടത്തിന്റെ സംവാദംഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk താളുകൾ സൃഷ്ടിച്ച തിരുത്തുകൾ മാത്രം പ്രദർശിപ്പിക്കുക 14:52, 29 ജനുവരി 2018 മാറ്റം നാൾവഴി +301‎ വഴുതന ‎ →‎ചിത്രശാല‍: changed വഴുതന to വഴുതനങ്ങ റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം മലപ്പുറം ജില്ലാ റസ്‌ലിങ് അസോസിയേഷന്റെ ജില്ലാ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. അണ്ടർ 15, 17, 20 വയസ്സ് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് മത്സരങ്ങൾ. രജിസ്റ്റേർഡ് ക്ലബ് അഥവാ സ്ഥാപനങ്ങൾ മുഖേന 20-ന് മുമ്പ് എൻട്രി നൽകണം. സെക്രട്ടറി, ജില്ലാ റസ്‌ലിങ് അസോസിയേഷൻ, സ്‌പോർട്‌സ് പ്രൊമോഷൻ അക്കാദമി, മഞ്ചേരി (ഫോൺ: 9895802441) എന്ന വിലാസത്തിൽ ബന്ധപ്പെടാം. രണ്ടു മരണം, 57 പേർക്കു കൂടി കോവിഡ് രണ്ടു മരണം, 57 പേർക്കു കൂടി കോവിഡ് പുതു വർഷത്തിലും ഓഹരി വിപണിയിലേക്ക് ഡോളർ ഒഴുകും. 2021-ൽ ഇന്ത്യൻ വിപണിയിൽ $15-20 ബില്യൺ വിദേശ പോർട്ട്ഫോളിയോ നിക്ഷേപ സാധ്യത വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഏറ്റവുമധികം ഈ വർഷം ആശ്രയിച്ച എമേർജിങ് മാർക്കറ്റുകളിൽ പ്രമുഖ സ്ഥാനം ഇന്ത്യക്കായിരുന്നു. കൊറോണയുടെ ആവിർഭാവത്തോടെയും തുടർന്നുണ്ടായ ലോക്ക്ഡൌൺ നടപടികളുടെ ഭാഗമായും ഇന്ത്യൻ ഓഹരി വിപണികളും മാർച്ച് മാസത്തിൽ കനത്ത നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ കണ്ടത് വിദേശ നിക്ഷേപകർ കൂടുതലായി ഇന്ത്യൻ മാർക്കറ്റുകളിൽ ആകൃഷ്ടരാകുന്ന കാഴ്ചയായിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പിലെ പ്രതിസന്ധി നീങ്ങിയതും കോറോണക്ക് ഉള്ള വാക്സിൻറെ കാര്യത്തിൽ ഉള്ള ഉത്കണ്ഠകൾ ഒരു പരിധി വരെ നീങ്ങിയതും നിക്ഷേപകരെ ഇന്ത്യ പോലുള്ള എമേർജിങ് മാർക്കറ്റുകളിലേക്ക് ആകർഷിക്കാൻ കാരണമായി. പുതുവർഷത്തിലും വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ വർദ്ധനവിന് സാധ്യത കാണുന്നുവെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കോട്ടക്ക് സെക്യൂരിറ്റീസിന്റെ അഭിപ്രായ പ്രകാരം 15 ബില്യൺ ഡോളറിനും 20 ബില്യൺ ഡോളറിനുമിടയിലുള്ള നിക്ഷേപം 2021 വർഷത്തിൽ ഇന്ത്യയിലെത്താനുള്ള സാദ്ധ്യതകൾ ഉണ്ട്. ഓഹരി വിപണി 2021 ആദ്യ പാദത്തിൽ നിലവിലെ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുമെന്നാണ് പല വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തിന്റെ ആദ്യ പകുതി വരെ എഫ് പി ഐ-കൾ ഇന്ത്യൻ ഓഹരി വിപണികളിലുള്ള തങ്ങളുടെ നിക്ഷേപം തുടരാനാണ് സാധ്യത. എച് ഡി എഫ് സി സെക്യൂരിറ്റീസിന്റെ അഭിപ്രായത്തിൽ എമേർജിങ് മാർക്കറ്റുകൾ 2021-ൽ കുറെ കൂടി നല്ല പ്രകടനം കാഴ്ചവെക്കാനാണ് സാദ്ധ്യതകൾ. എമേർജിങ് മാർക്കറ്റുകളുടെ ഭാഗമാണ് ഇന്ത്യയെന്നത് കൊണ്ട് ഇതിൻറെ പ്രയോജനം രാജ്യത്തെ വിപണികൾക്കും ലഭിക്കും. നിലവിലെ ചെറിയ പലിശ നിരക്ക് തുടരുന്ന സാഹചര്യത്തിൽ മിഡ്ക്യാപ്, സ്മാൾക്യാപ് സ്റ്റോക്കുകൾ 2021ലും നേട്ടമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടുതൽ ലാഭമുണ്ടാക്കാനായി നിക്ഷേപകർ മിഡ്ക്യാപ്പുകളെയും സ്മാൾക്യാപ് ഓഹരികളെയും ആശ്രയിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 2021 വർഷത്തിൽ ഓഹരി വിപണികളെ ബാധിക്കാൻ സാധ്യതയുള്ള സംഭവവികാസങ്ങളിൽ കൊറോണക്ക് ഉള്ള വാക്സിന്റെ പുരോഗതി, എണ്ണ വില, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുടെ നയങ്ങൾ, ഡോളറിന്റെ വില നിലവാരം എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ധനകാര്യ വളർച്ചക്ക് സർക്കാർ സ്വീകരിക്കുന്ന നടപടികൾ, വർധിക്കുന്ന പണപ്പെരുപ്പം, ബഡ്ജറ്റ് നിർദേശങ്ങൾ, കോർപ്പറേറ്റ് ഏർണിങ്സ് എന്നിവ സുപ്രധാനമാകുമെന്നു നിരീക്ഷകർ കൂട്ടിച്ചേർത്തു. 2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൗ ബൗ ഫെസ്റ്റിനോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന അഡോപ്ഷൻ ക്യാമ്പിൽ ദത്തെടുത്ത തെരുവ് നായ്ക്കുട്ടികളെ താലോലിക്കുന്ന വിദ്യാർത്ഥി ഗുരുവായൂർ ചെമ്പൈ ഏകാദശി സംഗീതോത്സവത്തോടനുബന്ധിച്ച് കോട്ടായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച തംബുരു ഘോഷയാത്ര പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സ്വീകരിച്ചപ്പോൾ പുഷ്പ്പാർച്ചന ചെയുന്ന വിദ്യാർത്ഥികൾ . പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു ഒമിക്രോൺ അല്ല വിദേശ പര്യടനം കഴിഞ്ഞെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ പി .പി .ഇ കിറ്റണിഞ്ഞ് വോട്ട് രേഖപ്പെടുത്തുന്ന പാലാ എം .എൽ .എ മാണി സി കാപ്പൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പ്രതീക്ഷയുടെ പൂക്കാലം കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ചിക്കനിലും ചെമ്മീനിലും പാക്കറ്റിന് പുറത്തും കൊറോണവൈറസ് കണ്ടെത്തി; സംഭവം ചൈനയിൽ ചിക്കനിലും ചെമ്മീനിലും പാക്കറ്റിന് പുറത്തും കൊറോണവൈറസ് കണ്ടെത്തി; സംഭവം ചൈനയിൽ ഇതാദ്യായി ഇറക്കുമതി ചെയ്ത ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ അതീവ ജാഗ്രതയാണ് അധികൃതർ നൽകിയിരിക്കുന്നത് ശീതീകരിച്ച ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത് ആശങ്ക പടർത്തുന്നു. ചൈനയിലെ ബീജിങ്ങിലും ഷാങ്ഹായിയിലുമാണ് ശീതീകരിച്ച പാക്കറ്റുകളിൽ ഇറക്കുമതി ചെയ്ത ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത്. പാക്കറ്റിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ വൈറസ് സ്ഥിരീകരിച്ചത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ബ്രസീലിലെ തെക്കൻ നഗരമായ ഷെൻ‌ഷെനിലേക്ക് ഇറക്കുമതി ചെയ്ത ഫ്രീസുചെയ്ത ചിക്കനിൽ നിന്ന് എടുത്ത സാമ്പിളും വടക്കുപടിഞ്ഞാറൻ ഷിയാൻ നഗരത്തിൽ വിൽക്കുന്ന ഫ്രീസുചെയ്ത ഇക്വഡോറിൽനിന്നുള്ള ചെമ്മീന്റെ പുറം പാക്കേജിംഗിന്റെ സാമ്പിളുകളുമാണ് കൊറോണവൈറസ് പരിശോധനയിൽ പോസിറ്റീവായതെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ അൻഹുയി പ്രവിശ്യയിലെ ഒരു നഗരത്തിൽ ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ പാക്കേജിലും കൊറോണവൈറസ് കണ്ടെത്തി 24 മണിക്കൂറിനകമാണ് ബ്രസീലിൽനിന്ന് എത്തിച്ച ചിക്കനിലും വൈറസ് കണ്ടെത്തിയത്. ഇതോടെ ചൈനീസ് തുറമുഖങ്ങളിൽ ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചിക്കൻ, ചെമ്മീൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട തുറമുഖങ്ങളിലെയും ഇറക്കുമതി ഏജൻസി കമ്പനികളിലെയും മുഴുവൻ ആളുകളെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇവരിൽ ഇതുവരെ വന്ന ഫലങ്ങളെല്ലാം നെഗറ്റീവാണെന്നത് ആശ്വാസകരമായി. ഇറക്കുമതി ചെയ്ത ചിക്കനിൽ കൊറോണവൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ബീജിങ്ങിലെ ബ്രസീൽ എംബസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്വഡോർ എംബസിയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാരായിട്ടില്ല. ഈ രണ്ടു രാജ്യങ്ങളിലെയും ഇറക്കുമതിക്ക് കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് ചൈനീസ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS] “ഫ്രീസുചെയ്ത ചിക്കന് ഏത് ഘട്ടത്തിലാണ് രോഗാണു ബാധിച്ചതെന്ന് പറയാൻ ബുദ്ധിമുട്ടാണ്,” ബ്രസീലിയൻ ചിക്കൻ കയറ്റുമതി കമ്പനിയുടെ ചൈനീസ് ഓഫീസിലെ വ്യക്താവ് പറഞ്ഞു. ഇറക്കുമതി ചെയ്ത ഇറച്ചി, സമുദ്രവിഭവങ്ങൾ എന്നിവയിൽ നിന്നുള്ള അണുബാധ അപകടസാധ്യത കുറയ്ക്കുന്നതിന് പൊതുജനങ്ങൾ മുൻകരുതൽ എടുക്കേണ്ടതുണ്ടെന്ന് ഷെൻ‌സെൻ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ വിഭാഗം അറിയിപ്പ് നൽകിയിട്ടുണ്ട്. ചിക്കനിലും ചെമ്മീനിലും പാക്കറ്റിന് പുറത്തും കൊറോണവൈറസ് കണ്ടെത്തി; സംഭവം ചൈനയിൽ Covid 19 കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 44 Omicron വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അറിയേണ്ടത്; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ് Covid 19 മുംബൈയിലെത്തിയ ഒമ്പത് അന്താരാഷ്ട്ര യാത്രകാര്‍ക്ക് കോവിഡ്; ഒരാള്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് Omicron ഒമിക്രോൺ: ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പരിശോധന സൗജന്യമല്ല Covid 19 സംസ്ഥാനത്ത് ഇന്ന് 4700 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4128; മരണം 66 Omicron രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകത്തിൽ രണ്ടുപേർക്ക് വൈറസ് ബാധ Covid 19 സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കോവിഡ്; മരണം 96 Omicron സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു Covid 19 തെറ്റായ വിവരങ്ങള്‍ കോവിഡ് ദുരിതങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കണ്ടെത്തല്‍, കൂടുതലും ഇന്ത്യയില്‍ Omicron ഒമൈക്രോണ്‍ ഭീതി; രാജ്യാന്തര വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ Bride Wears Sherwani വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു IND vs NZ മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ Disable Friendly Study Material കാഴ്ചപരിമിതിയുള്ളവർക്കായി ഭിന്നശേഷി സൗഹൃദ പഠനസാമഗ്രികൾ തയ്യാറാക്കി കാഴ്ചയില്ലാത്ത അധ്യാപിക International Day of Disabled Persons| കോവളത്ത് കടലിനടിയിലെ കാഴ്ചകൾ ആസ്വദിച്ച് ഭിന്നശേഷിയുള്ള കുട്ടികൾ തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം ഇന്ദ്രിയമനോബുദ്ധിയുടെ പരിത്യാഗത്തിലൂടെ ശുദ്ധമായ മനസിന് പരമാത്മാവുമായി ഉണ്ടാകുന്ന ഏകത്വമാണ് യോഗ. ‘സമാധി’ എന്ന മനസിന്റെ അവസ്ഥയിലൂടെ മാത്രമേ യോഗ സാധ്യമാകൂ. മനുഷ്യ ജീവിതത്തിന്റെ അസ്ഥിത്വം കണ്ടെത്തുന്നതും സ്രഷ്ടാവും സൃഷ്ടിയും ഐക്യപ്പെടുന്നതും ധ്യാനത്തിലൂടെയുള്ള മനസിന്റെ പൂർണമായ 'സമാധി എന്ന ഈ അവസ്ഥയിലൂടെയാണ്. പരമാത്മാവുമായുള്ള ഈ ഐക്യം ജീവിതത്തിൽ നിസ്വാർത്ഥ പ്രവർത്തനം (കർമ്മയോഗം) വികസിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ ജ്ഞാനത്തിലേക്ക് (ജ്ഞാന യോഗ) നയിക്കുന്നു പ്രകൃതിയോടും (ഭക്തി യോഗ) എല്ലാ സൃഷ്ടികളോടും ഉള്ള നിസ്വാർത്ഥ പ്രവർത്തനം ഫലപ്രദമായ ജീവിതം സമ്മാനിക്കുന്നു പ്രവർത്തനങ്ങളെ പരമോന്നത ശക്തിക്ക് സമർപ്പിക്കുന്ന ഈ വിദ്യയെ ക്രിയ യോഗ (യോഗയിലേക്കുള്ള പ്രവർത്തനം) എന്ന് അറിയപ്പെടുന്നു. അഭേദ്യമായ ഈ മൂന്ന് ഘട്ടങ്ങളും യോഗ സാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ്. വേദകാലഘട്ടം മുതലുള്ള ഭാരതസംസ്കാരത്തിന്റെ ഈ അടിസ്ഥാന തത്ത്വചിന്തയും ആത്മീയ പരിശീലനവും ‘സനാതന ധർമ്മം’ (ശാശ്വതമായ ധാർമ്മിക കടമ) എന്ന് വിളിക്കപ്പെടുന്നു. സമാധിയിലൂടെ മാത്രമേ നമുക്ക് യോഗ പൂര്‍ണമായ അര്‍ത്ഥത്തില്‍ കരസ്ഥമാക്കുവാന്‍ സാധിക്കു. അതിപ്പോള്‍ നിങ്ങള്‍ പരമ്പരാഗതമോ ആധുനികമോ ആയ രീതി പിന്തുടര്‍ന്നാലും യോഗ സാക്ഷാത്കാരത്തിനുള്ള ഏക കവാടം സമാധി മാത്രമാണ്. യോഗാഭ്യാസി സമാധിയിയെന്ന അവസ്ഥയിലാകുമ്പോള്‍ മനസില്‍ കുമിഞ്ഞുകൂടിയിട്ടുള്ള എല്ലാ അഹം ചിന്തകളും പരിമിതികളും അപ്രത്യക്ഷമാവുകയും അവന് ശുദ്ധമായ ബോധം വെളിപ്പെടുകയും ചെയ്യും. അജ്ഞാതമായ ഈ പ്രപഞ്ച സത്യം അറിയുന്നതിനുള്ള യോഗാശാസ്ത്ര വിദ്യയാണിത് . TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS] മനസാല്‍ നിയന്ത്രിതമായ ശരീരത്തിലെ നാഡീവ്യവസ്ഥയെ തല്‍ക്ഷണം സ്വാധീനിക്കുവാനും ശരീരത്തിന്റെ സന്തുലനാവസ്ഥ വീണ്ടെടൂത്ത് പ്രതിരോധശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുവാന്‍ യോഗയിലൂടെ സാധിക്കുന്നു. ഇത് കൊണ്ടുതന്നെയാണ് ആയിരങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യോഗയുടെ പ്രാധാന്യം ഇന്നും ലോകമെങ്ങും ഒരുപോലെ അംഗീകരിക്കുന്നത്. എന്നിരുന്നാലും ഒരു യഥാര്‍ത്ഥ ഗുരുവിന്റെ പ്രീതിയില്ലാതെ യോഗയുടെ അവസാന ഘടകമായ സമാധിയെന്ന അവസ്ഥയിലേക്ക് ഒരുവന് എത്തി ചേരുകയെന്നത് അസാധ്യമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. വരും കാലഘട്ടങ്ങളില്‍ ലോകത്തിനുമുമ്പില്‍ വെളിച്ചം പകരുവാനും ശാന്തി നിലനിര്‍ത്തുവാനും യോഗ ഒരു കാരണമായി ഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. International Yoga Day യോഗ നിത്യജീവിതത്തിൽ അനിവാര്യമോ? കലാപത്തെക്കുറിച്ച് പിന്നെയും പിന്നെയും പുസ്തകങ്ങൾ 1921 മലബാർ സമരം' പരമ്പരയിലെ ആദ്യ വാള്യം പറയുന്നത് Anees Salim പൈതല്‍നാമങ്ങളുടെ ഭ്രാന്തന്‍പുസ്തകമോ? അതോ വാവപ്പേരുകളുടെ കുഞ്ഞുപുസ്തകമോ? അനീസ് സലീം പറയുന്നത് Farm Laws Rolled Back| കൃഷി നിയമങ്ങള്‍ പിന്‍വലിച്ചത് കീഴടങ്ങലോ രാഷ്ട്രീയ തന്ത്രമോ? Xi Jinping| ഷീയാണ് ചൈന, ഷീ തന്നെ പാർട്ടി; ഇനി ഷീ പറയും, പാർട്ടി കേൾക്കും, ജനം ചെയ്യും വേദാന്തം: ഇന്ത്യയുടെ നയതന്ത്ര കാഴ്ച്ചപ്പാടിനെ നയിക്കുന്ന ആത്മീയ പൈതൃകം Narendra Modi l നരേന്ദ്രമോദി: പ്രധാനമന്ത്രി എന്ന നിലയിൽ രണ്ടു പതിറ്റാണ്ട് പിന്നിടുന്ന നേതാവായതിനു പിന്നിലെ മൂലധനം ഇനിയും പഠിക്കാത്ത പാർട്ടി കോൺഗ്രസിന് രാജ്യത്ത് ബാക്കിയുള്ളത് മൂന്ന് മുഖ്യമന്ത്രിമാർ HBD Narendra Modi നരേന്ദ്ര മോദി: വാക്കും പ്രവർത്തിയും ഒന്നിക്കുന്ന 'മോദി മാജിക് പ്രധാനമന്ത്രിയുടെ അതുല്യ സംഭാവനകൾ International Day of Disabled Persons| കോവളത്ത് കടലിനടിയിലെ കാഴ്ചകൾ ആസ്വദിച്ച് ഭിന്നശേഷിയുള്ള കുട്ടികൾ തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം Women ജോലിസ്ഥലത്ത് സമയപരിധിക്കുള്ളിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിൽ പുരുഷന്മാരെക്കാൾ മിടുക്കർ സ്ത്രീകളെന്ന് പഠനം CBSE ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍ Food Love എന്നെ വേണോ മട്ടൺ വേണോ തനിക്കു പകരം ഭാര്യ ആട്ടിറച്ചി തിരഞ്ഞെടുത്തേക്കുമെന്ന് ഭയന്ന് ഭര്‍ത്താവ് പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു Chandrika Daily Home Keralam പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ ഭാഗമായി പാണക്കാട് വീട്ട് വളപ്പില്‍ തൈ നട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തര ഫലങ്ങളും ആഗോള സമൂഹം ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള യൂത്ത് ലീഗ് പ്രവര്‍ത്തനം മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനം രാഷ്ട്രീയ നേതൃത്വവും സാമൂഹ്യ സംഘടനകളും കൂടുതല്‍ ഗൗരവതരമായ അജണ്ടയായി കാണേണ്ടതുണ്ടെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വവസതിയില്‍ തൈ നടല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗും അതിന്റെ പോഷക സംഘടനകളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നിരന്തരവും തുടര്‍ സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി നേതൃത്വം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മൂജീബ് കാടേരി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്, ഭാരവാഹികളായ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ശരീഫ് കുറ്റൂര്‍, വി.കെ.എം ഷാഫി, അഡ്വ. എം.കെ.സി നൗഷാദ്, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ്, അഷറഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ. ഹുസ്സൈന്‍ ഉള്ളാട്ട്, ബാസിത്ത് മോങ്ങം, ഷമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, എം.പി മുഹമ്മദ്, ലുഖ്മാന്‍ അരീക്കോട്, മുജീബ് പത്തനാപുരം, പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുട്ടി അരീക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ടും, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പനങ്ങാട് പഞ്ചായത്ത് കമ്മറ്റി പാലന്തലയില്‍ വെച്ച് നടത്തിയ വൃക്ഷതൈ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തും ക്യാമ്പയിനില്‍ പങ്കാളികളായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അഹമ്മദ് കബീര്‍, പി.ജി മുഹമ്മദ് എന്നിവര്‍ സ്വവസതിയില്‍ തൈ നട്ടു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാനത്ത് തൈകള്‍ നട്ടു. ലോക പരിസ്ഥിതി ദിനത്തിലാണ് യൂത്ത് ലീഗ് ഈ മാതൃകാ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പരിപാടിയുടെ ഭാഗമായി ഓരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും സ്വന്തം വീട്ടുവളപ്പിലും പൊതു ഇടങ്ങളിലും തൈകള്‍ നട്ടു. EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍ അഴിമതിയില്‍ മുങ്ങിയ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; യുഡിവൈഎഫിന്റെ പ്രതിഷേധത്തില്‍ ഒരു ലക്ഷം പേർ അണിനിരക്കും സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം മുസ്‌ലിം യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ചുകളില്‍ യുവ മുന്നേറ്റം മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ ഇന്ന് തിരുവനന്തപുരത്ത് ആസാമിലെ കര്‍ഷകര്‍ക്ക് കൈതാങ്ങുമായി മുസ്്‌ലിം യൂത്ത്‌ലീഗ് നായകനായിരുന്നപ്പോഴും ഓപ്പണര്‍ എന്ന ബലില്‍ ക്രീസിലേക്കെത്തുമ്പോഴും ബ്രെണ്ടന്‍ മക്കല്ലം സ്വീകരിച്ചിരുന്ന ഒരു കേളി ശൈലിയുണ്ട്,. അത് ആക്രമണോല്‍സുകതയുടേതായിരുന്നു. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ എതിര്‍ ക്യാമ്പിലേക്ക് ആക്രമണം അഴിച്ചു വിടുന്ന ആ രീതി. കൊല്‍ക്കത്തയുടെ നിലവിലെ നായകനും തന്റെ ഇന്റര്‍നാഷനല്‍ ടീമിനെ മാറ്റി മറിക്കുന്നത് അത്തരമൊരു ലൈസന്‍സ് തന്റെ ബാറ്റ്സ്മാന്മാര്‍ക്ക് നല്കിയിട്ടാണ്. അതിന്റെ പരിമിത ബലമായി 2019 വേള്‍ഡ് കപ്പും ഇംഗ്ലണ്ടിന്റെ സെല്‍ഫിലേക്കെത്തുന്നുണ്ട് . ഇതേ ശൈലിയാണ് ആ രണ്ടു മുഖങ്ങളും കൊല്‍കത്തയിലേക്കും ഇന്‍ജെക്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന ആദ്യ പദത്തില്‍ കളിക്കാര്‍ക്ക് അത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അവിടെ മത്സരം തോല്‍ക്കുമോ എന്നൊരു പേടിയടങ്ങിയ മൈന്‍ഡ് സെറ്റിലൂടെ ആണാ കളിക്കാര്‍ ഇറങ്ങിയിരുന്നതെന്ന് പോലുമുള്ള അഭിപ്രായങ്ങള്‍ ആ കോച് പങ്കുവെക്കുന്നുണ്ട് . രണ്ടാം പാദത്തിലേക്ക് വരുമ്പോള്‍ അവര്‍ ഉദ്ദേശിച്ച ഇന്റെന്റോടെ ,പോസിറ്റീവ് അപ്പ്രോചോടെ കളിയെ സമീപിക്കുന്ന ഒരു മുഖവുമായാണ് ആ നിര എത്തുന്നത് അവിടെ ആദ്യ മത്സരത്തില്‍ തന്നെ ബാംഗ്ലൂരിനെ 92 റണ്‍സിന് ഓള്‍ ഔട്ട് ആക്കുമ്പോള്‍ വെങ്കടേഷ് അയ്യര്‍ എന്ന ആ 26 കാരന്‍ ആ ചെയ്സിനെ തുടക്കത്തിലേ തന്നെ ആ കൈപ്പിടിയില്‍ ആക്കുന്നത് ആ കില്ലിംഗ് ഇന്‍സ്റ്റിന്‍ക്റ്റിലൂടെയാണ് . അടുത്ത മത്സരത്തില്‍ മുംബയ്ക്കെതിരെ ബോള്‍ട്ടിന്റെ നേരിട്ട ആദ്യ ബോള്‍ തന്നെ സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സറിന് പറത്തുമ്പോള്‍ താന്‍ ഫോക്കസ് ചെയ്യുന്നത് ആ ബോളിനെ മാത്രമാണ് അല്ലാതെ ആ ബോളറുടെ ഇമേജ് തന്നെ അലട്ടുന്നില്ലെന്ന് അയാള്‍ വ്യക്തമാക്കുന്നുണ്ട് . സത്യത്തില്‍ കൊല്‍ക്കത്തയുടെ ഈ ഉയിര്‍ത്തെഴുനേല്‍പ്പിന് കാരണക്കാരനാവുന്നത് ഈ 26 കാരണാണ്. മികച്ച ഹാന്‍ഡ് ആന്‍ഡ് ഐ കോഓര്‍ഡിനേഷനോട് കൂടിയും ബോളറുടെ ലെങ്ത് മനോഹരമായി പിക്ക് ചെയ്തും ആ വേഗത കുറഞ്ഞ സര്‍ഫേസുകളില്‍ അയാള്‍ ഗില്ലിനൊപ്പം നല്‍കുന്ന തുടക്കം തന്നെയാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നത് ,ഫാസ്റ്റ് ബോളേഴ്‌സിനെയും സ്പിന്നേഴ്സിനെയും ഒരേ മികവോടെ നേരിടാനുള്ള കഴിവും,ഒരു പാര്‍ട്ട് ടൈം ബോളര്‍ ആയി കളിയിലേക്ക് വരാനുള്ള ആ മിടുക്കും അയാളെ പെട്ടെന്ന് തന്നെ ഏതൊരു ടീമും ആഗ്രഹിക്കുന്ന താരമായി മാറ്റുകയാണ് . കഴിവുകള്‍ക്കുപരി ആ ടെമ്പറമെന്റാണ് അയാളെ വ്യത്യസ്തനാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. തന്റെ ആദ്യ ഐപില്‍ സീസണ്‍ ആയിരുന്നിട്ട് പോലും അയാള്‍ പുലര്‍ത്തുന്ന ആ സ്ഥിരതയും ഉത്തരവാദിത്തവും he have a good head on his shoulder എന്ന ചിന്തകളാണ് സമ്മാനിക്കുന്നത് . ഡല്‍ഹിക്കെതിരെ മത്സരത്തിന് ശേഷം ഹര്‍ഷ ഭോഗലാ ആ പയ്യനോട് പറഞ്ഞത് തന്നെയാണ് ഓരോ ഇന്ത്യന്‍ ആരാധകനും അദ്ദേഹത്തോട് പറയാനുള്ളത് please carry that bowling with your batting യുഎഇ ലെഗില്‍ കൊല്‍ക്കത്തയുടെ ജാതകം മാറ്റിക്കുറിക്കുകയാണയാള്‍… വെങ്കടേഷ് അയ്യര്‍ റിവ്യൂ പറഞ്ഞ് വിളിപ്പിച്ചു, അതിവേഗ സ്റ്റംമ്പിംഗ്, പകരക്കാരനായി ഞെട്ടിച്ച് അരങ്ങേറാത്ത ഭരത്തിന്റെ മാസ് അയാളുടെ 400* ഒരു സ്വാര്‍ത്ഥ ഇന്നിംഗ്‌സ് ആയിരുന്നോ, പോണ്ടിംഗ് എന്തിനങ്ങനെ പ്രചരിപ്പിച്ചു മൂന്നാം ദിനം സ്പിന്‍ ആക്രമണത്തില്‍ വീണത് കിവീസിന്റെ കണ്ണിര്, തിരിച്ചടി തുടങ്ങി ന്യൂസിലന്‍ഡ് ധോണിപ്പക വീണ്ടും ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ഒന്നാം നമ്പര്‍ ബൗളര്‍ കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു അവന്റെ പ്രതിഭ, പൊന്മുട്ട ഇടുന്ന താറാവിനെ ടീം ഇന്ത്യ കൊന്നതെന്തിന്? കേരളത്തിലെ 205 നിധി കമ്പിനികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു പട്ടിക ഇന്ന് പുറത്തുവിടും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Kottayam Media കേരളത്തിലെ 205 നിധി കമ്പിനികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു പട്ടിക ഇന്ന് പുറത്തുവിടും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് തിരുവനന്തപുരം കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിധി കമ്പിനികളുടെ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ ശക്തമായ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഇന്ന് വൈകുന്നേരം (ഒക്ടോബര്‍ 10) നാലുമണിക്ക് ഈ വാര്‍ത്ത പുറത്തുവിടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ മുഴുവന്‍ നിധി കമ്പിനികളുടെയും പേരുവിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ (കവര്‍ സ്റ്റോറി ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ് അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌ സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്) എന്നിവര്‍ പറഞ്ഞു. രാമപുരത്ത് കാറും .ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്ക് പാലാ:രാമപുരത്ത് കാറും ,ബൈക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.രാമപുരം അമ്പലം ജങ്ഷനും ,പോലീസ് സ്റ് പാലയ്ക്കടുത്ത് പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം ഹൈവേയിൽ മുഴുവൻ നോട്ട് കെട്ടുകൾ കിട്ടിയവർ, കിട്ടിയവർ വാരിയെടുത്തു കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം ചില വീടുകളുടെ ഭിത്തി വിണ്ടുകീറി കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അമ്പാറ നിരപ്പേൽ പുതുപ്പറമ്പിൽ റോസമ്മയാണ് തൂങ്ങി മരിച്ചത്. വൈകിട്ടോട കാമുകനെ കാത്തിരുന്ന യുവതി നിരാശയായി പിന്നെ കാട്ടിക്കൂട്ടിയതൊക്കെ സിനിമയെ വെല്ലുന്ന രീതിയിൽ പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു പാലക്കാട്-മുണ്ടക്കയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇടനാട് ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു പാലാ :ഇടനാട്: ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ ഒരു രാത്രി മുഴുവൻ നാടിനെ നടുക്കി :കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി പാലാ :ഒരു രാത്രി മുഴുവനും,നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുക്കം ശാന്തമായ സമാപനമായി.ഇന്നലെ വൈകിട്ടോടെ കെഴ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഇ വാർത്ത evartha Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്ന് വള്ളക്കടവ് പൊന്‍നഗര്‍ കോളനിയിലെ രേഖയും കൈക്കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ടി.വിയില്‍ ചാനല്‍ മാറ്റുന്നതിനിടെ അണക്കെട്ട് തുറന്നുവിട്ട വിവരം അറിഞ്ഞ രേഖ വീടിനു പുറത്തു ആളുകളുടെ ബഹളവും കേട്ട് മടിയില്‍ കിടന്നുറങ്ങുകയായിരുന്ന മകന്‍ ജനീഷിനെയും എടുത്ത് വീടിനു പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് നടത്തിയ ഈ പ്രവര്‍ത്തിയിലൂടെ തങ്ങളുടെ ജീവനാണ് അപകടത്തിലാക്കിയെന്നും കോളനി നിവാസികള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതിന്റെ ഭീതി ഇനിയും ഇവരില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അണക്കെട്ടിന്റെ താഴ്‌വാരത്ത് ഏറ്റവും അടുത്ത് കഴിയുന്നവരാണ് ഇന്നും ഭീതിയോടെ കഴിയുന്നത്. അണക്കെട്ട് തുറന്നു വിട്ടതോടെ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേട്ട് അണക്കെട്ട് പൊട്ടിയതാണെന്നോര്‍ത്ത് നിരവധിപേര്‍ വീടിനു പുറത്തേക്കിറങ്ങി ഓടിയവര്‍ നിരവധിയാണ്. മുന്നറിയിപ്പില്ലാത്തതിനാല്‍ അങ്ങനെ കരുതാനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളുശവന്നും ജനങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് അണക്കെട്ടു തുറന്നവിവരം ഇവിടുള്ളവര്‍ അറിയുന്നത്. ടി.വിയില്‍ അറിയിപ്പ് കണ്ടാണ് ചിലര്‍ വിവരം അറിഞ്ഞത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌വാരത്തെ പൊന്‍നഗര്‍ കോളനിയില്‍ 42 കുടുംബങ്ങളാണുള്ളത്. കുട്ടികള്‍ അടക്കം 200 നു മുകളില്‍ അംഗങ്ങളുണ്ട്. അണക്കെട്ട് തുറന്നുവിട്ട സമയത്ത് വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടതും മഴയും ഭീതി വര്‍ധിപ്പിച്ചു. കൊച്ചുകുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി രണ്ടു ലിംഗങ്ങളുള്ള ഇരട്ടവാലന്‍ പ്രാണികള്‍ ഏതു ലിംഗമുപയോഗിക്കുന്നതെന്ന തീരുമാനം പരിണാമത്തിലെ ചില പ്രധാന വഴിത്തിരിവുകളിലേക്കു വെളിച്ചം വീശുന്നു ഇരട്ടവാലന്‍ (Earwig)എന്ന പ്രാണിയില്‍ പല ജനുസ്സിനും രണ്ടു ലിംഗങ്ങളുണ്ട്, ഇടതും വലതുമായി. “വൈകിട്ടെന്താ പരിപാടി?” എന്നു മാത്രം ചോദിച്ചാല്‍ ഇവരുടെ ആശങ്ക തീരുകയില്ല. “ഇടതോ വലതോ” എന്ന ആശയക്കുഴപ്പവും ബുദ്ധിമുട്ടിച്ചേയ്ക്കും. എന്നാല്‍ അത്ര ആശങ്കയ്ക്കു വഴിയില്ലാതെ ഇവര്‍ തെരഞ്ഞെടുപ്പു നടത്തും; ഇത് ഇവരുടെ വിഷയലമ്പടത്തിന്റെ അനുഗതിയാണെന്നു കരുതുന്നതും ശരിയല്ല. പരിണാമത്തിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് സ്വരൂക്കൂട്ടിയ ചില സവിശേഷ പെരുമാറ്റ വിദ്യകള്‍ തെളിഞ്ഞു വിലസുകയാണ് ഇവരുടെ അതിപൌരുഷ കഥകളില്‍. ഇരട്ടവാലന്റെ ഇടതോ വലതോ ചോദ്യം ജനിതക-പരിണാമ ശാസ്ത്രഞ്ജരുടെ മുഖത്തേയ്ക്കാണ് ഇന്ന് എറിയപ്പെടുന്നത്. ഇരട്ടവാലന്മാര്ക്ക് മാത്രമല്ല ഈ പതിവില്‍ക്കൂടുതല്‍ ആണത്തം. പല പാറ്റാവര്‍ഗ്ഗങ്ങള്‍, ചില ചെമ്മീന്‍, തുമ്പി, പലേ എട്ടുകാലികള്‍ ഒക്കെ ദ്വയലിംഗമൂര്‍ത്തികള് ആണ്. രണ്ടുലിംഗങ്ങളോടെ ജനിയ്ക്കുന്ന ചില എട്ടുകാലികളാകട്ടെ യൌവനകാല‍ത്ത് ചിന്താക്കുഴപ്പം വരാതിരിക്കാന്‍ ചെറുപ്പത്തില്‍ത്തന്നെ രണ്ടിലെ ഒരെണ്ണം സ്വയം സാപ്പിട്ട് സ്ഥലം വൃത്തിയാക്കും. രണ്ടെണ്ണമുള്ള പ്രാണിവര്‍ഗ്ഗങ്ങളില്‍ പലതിനും രണ്ടു വശത്തേയും ലിംഗങ്ങള്‍ ഒരേപോലെ ആയിരിക്കണമെന്നു നിര്‍ബ്ബന്ധവുമില്ല. ലൈംഗികാവയവങ്ങളുടെ വ്യത്യാസം കാരണം രൂപത്തില്‍ അസമ്മിതി (asymmetry) പ്രാണി (insect)വര്‍ഗ്ഗങ്ങളിലും എട്ടുകാലി (spider)വര്‍ഗ്ഗങ്ങളിലും കാണപ്പെടാറുണ്ട്. 1. പൂര്‍വികരായ രണ്ടു കുടുംബങ്ങള്‍. രണ്ടെണ്ണത്തിനുള്ള പുരുഷഭാഗ്യം സിദ്ധിച്ചവരാണ് ‍ ഈ ആമ്പ്രന്നോന്മാരെങ്കിലും ഇവര്‍ രണ്ടും റെഡിയാക്കിയല്ല നടപ്പ്.ആവശ്യം വരുമ്പോള്‍‍ ഏതെങ്കിലും ഒരെണ്ണം റെഡിയാക്കും. 3. പിന്നാലെ വന്ന ഒറ്റയാന്മാര്‍. ഇവര്‍ക്കു ഒന്നേയുള്ളൂ. രണ്ടുമൂന്നു കുടുംബങ്ങളുണ്ടെങ്കിലും എല്ലാം അടുത്ത ബന്ധുക്കളാണ്. ഒരേ തായ്‌വഴിയിലെ ബന്ധുക്കള്‍. ഒന്നല്ലെ ഉള്ളൂ, അത് വലതു തന്നെയാകട്ടെ എന്നായി ഇവരുടെ തീരുമാനം. ഇവരെല്ലാവരും മുകളില്‍പ്പറഞ്ഞകുടുംബങ്ങളിലെ (രണ്ടെണ്ണമുണ്ടെങ്കിലും) വലതു റെഡിയാക്കി നടക്കുന്നവരുടെ തായ്‌വഴിയാണെന്നതാണ് പ്രധാന കാര്യം. ശ്രദ്ധിക്കപ്പെടേണ്ടത് ഇവ മേല്‍പ്പറഞ്ഞ ക്രമത്തില്‍, രണ്ടെണ്ണം റെഡിയല്ല, രണ്ടെണ്ണത്തില്‍ ഒന്നു റെഡി, ഒരെണ്ണം മാത്രം റെഡി എന്നിങ്ങനെ പരിണമിച്ചതാണെന്നുള്ളതാണ്. എന്നുവച്ചാല്‍ രണ്ടെണ്ണത്തില്‍ ഒന്നെങ്കിലും റെഡിയാക്കി വയ്ക്കുന്ന ഒരു ഘട്ടത്തില്‍ക്കൂടെ കടന്നുപോയിട്ട് വലതുമാത്രം റെഡിയാക്കി വയ്ക്കുന്ന അടുത്തഘട്ടവും കഴിഞ്ഞാണ് ഒരേഒരെണ്ണം അതും വലതു മാത്രം റെഡിയാക്കി നടക്കുന്നവരില്‍ എത്തിച്ചേര്‍ന്നത്. എന്നുവച്ചാല്‍ വലതുറെഡി ഒറ്റയാന്മാരുടെ പിതാമഹന്മാര്‍ രണ്ടെണ്ണമുണ്ടെങ്കിലും വലതുമാത്രം ഉപയോഗിച്ചിരുന്നവരാണ്. ഇടത് ഉപയോഗിക്കാത്ത കാരണവമാരുടെ തായ്‌വഴിപ്പയ്യന്മാര്‍ക്ക് ഇടത് ഇല്ലാതായ മട്ട്. വലതുതന്നെ ഉപയോഗിച്ച് പതിവായിപ്പോയവരുടെ സന്തതികള്‍ക്ക് ഇടത് ഭാഗത്തെ ejaculatory duct ഒക്കെ ലൊപിച്ച മട്ടാണ്.പതിവായി ഉപയോഗിക്കാത്ത ഒരു അവയവം ഉപയോഗശൂന്യമാകുന്ന പ്രവണത. എന്തുകൊണ്ട് വലതുലിംഗം ഉപയോഗിക്കാനിഷ്ടപ്പെടുന്നവരെ പരിണാമവിധി തെരഞ്ഞെടുത്തു എന്നതിന് തല്‍ക്കാലം അറിവുസൂത്രങ്ങളൊന്നുമില്ല. ഇണചേരുമ്പോള്‍ ആണുങ്ങള്‍‍ ദേഹം സ്വല്‍പ്പം വലത്തേയ്ക്കു വളയ്ക്കേണ്ടി വരുന്നതുകൊണ്ട് വലതന്മ്മാര്‍ക്ക് എളുപ്പം സാധിക്കാവുന്ന വിദ്യ പരിപൂര്‍ണബീജസ്ഥാനന്തരണവും സങ്കലനവും സാദ്ധ്യമാക്കുന്നോ എന്നു സംശയിക്കണം. കമിമ്യുറ ഇതെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തി വരുന്നു. ഇരട്ടവാല്ന്മാരിലെ ചില പെണ്ണുങ്ങള്‍ atavism- വിട്ടുകളഞ്ഞ പരിണാമദശ വീണ്ടും വന്നു ചേരല്‍- എന്ന പ്രതിഭാസത്തിനു ഉദാഹരണമാണെന്നും ഈയിടെ കമിമ്യുറ നിരീക്ഷിച്ചിട്ടുണ്ട്. വളരെ പണ്ടുകാലത്ത് ഈ പെണ്മണികള്‍ക്ക് ഒരേ ഒരു ബീജസംഭരണി (spermathecca)യേ ഉണ്ടായിരുന്നുള്ളു, പിന്നീട് രണ്ടെണ്ണമുള്ള കാമിനിമാര്‍ വന്നു. പരി‍ണാമചക്രം തിരിഞ്ഞപ്പോള്‍ ഒരു ബീജസംഭരണിയുമായി വീണ്ടും സ്ത്രീജനങ്ങള്‍ എത്തിത്തുടങ്ങി. ആണുങ്ങള്‍ ഒരുലിംഗം മാത്രം മതിയെന്നു വച്ചപ്പോള്‍ സ്മാര്‍ടായ പെണ്ണുങ്ങള്‍ ചെയ്ത ഒരു ‘അഡ്ജസ്റ്റ്മെന്റ്’ ആയിരിക്കുമോ ഇത്? പെരുമാറ്റം ജനിതകസിസ്റ്റത്തില്‍ വരുത്തുന്ന പ്രഭാവങ്ങള്‍‍ പഠിയ്ക്കാന്‍ പ്രാണികളുടെ ലൈംഗികാവയവങ്ങളുടെ അസമ്മിതി (asymmetry) നിരീക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രത്യേക സ്വഭാവവിശേഷങ്ങള്‍ കൊണ്ടുണ്ടാകുന്ന ബാഹ്യരൂപവ്യതിയാനങ്ങള്‍ പരിണാമത്തിന്റെ ഭാഗമാകുന്ന വിശേഷസന്ധികള്‍ പ്രാണിലോകത്തിന്റെ ലൈംഗികവൃത്തി വെളിവാക്കിത്തരുന്നു. ലൈംഗിക അസമ്മിതിയുടെ ആവശ്യകതയ്ക്ക് ഉപോല്‍ബലമാകുന്നത് മൂന്നു കാര്യങ്ങളാണ്. ഒന്ന് ഇണ ചേരുമ്പോഴുള്ള ശരീരസ്ഥാനനിയോജനം. രണ്ട് ഈ അസമ്മിതി ശരീരത്തിനു പ്രദാനം ചെയ്യുന്ന പ്രാവര്‍ത്തികനേട്ടങ്ങള്‍. മൂന്ന്, അകമേ ഉള്ള ലൈംഗികാവയവങ്ങള്‍ ഒന്നു മാത്രമോ ഒരു വശത്തുമാത്രമോ ആയിത്തീര്‍ന്നാല്‍ മറ്റു അവയവ്ങ്ങള്‍ നേടുന്ന ഇടവും അതുകൊണ്ട് അവയുടെ മെച്ചപ്പെട്ട പ്രവൃത്തിയും. ഇവയെല്ലാം അതിജീവനത്തിനുള്ള തെരഞ്ഞെടുപ്പുപ്രക്രിയയില്‍ സവിശേഷവും അധികതമവുമായ സ്വാധീനമണ്യ്ക്കുന്നു. ഇരട്ടവാലനിലും എട്ടുകാലികളിലും മറ്റു പ്രാണിവര്‍ഗ്ഗങ്ങളിലും നടത്തുന്ന ലിംഗസ്വരൂപപഠനങ്ങള്‍‍ ശാസ്ത്രജ്ഞന്മാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. പഠിയ്ക്കപ്പെടുന്ന സാമ്പിളിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പം, റ്റാക്സോണൊമിയില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള അറിവിന്റെ ബാഹുല്യവും വിസ്തൃതിയും, അസമ്മിതി പല പ്രാണികളിലും പരിണാമഘട്ടങ്ങളിലും ഒരേപോലെ കാണപ്പെട്ടിരിക്കുന്നു (convergent evolution-ബന്ധുക്കാരല്ലെങ്കിലും ഒരേ സ്വഭാവ-രൂപവിശേഷങ്ങള്‍ വന്നു ചേരല്‍) ഇവയൊക്കെയാണ് ഈ രതിക്രീഡകളെ പരീക്ഷണശാലകളിലെ സൂക്ഷ്മവിശകലനത്തിനു ഇടയാക്കുന്നത്. അടുക്കളക്കോണിലും പഴയപുസ്തകത്താളിനിടയിലും ഒതുങ്ങുന്ന ഈ ചെറുജന്മങ്ങള്‍ പരിണാമത്തിന്റെ മഹാരഹസ്യങ്ങള്‍ പേറി നടപ്പാണ്. അല്ലെങ്കില്‍ ആരു വിചാരിച്ചു ഇവരുടെ വഷള് കുസൃതിയായ‘ ഇന്ന് ഇടതോ വലതോ’ എന്ന പോലത്ത കളികള്‍ ആധുനിക ജനിതക ശാസ്ത്രത്തിനും പരിണാമ പാഠങ്ങള്‍ക്കും കളരിയാകുമെന്ന്. രണ്ടു ലിംഗങ്ങളുള്ള ഇരട്ടവാലന്‍ പ്രാണികളുടെ “ഇടതോ വലതോ” എന്ന തെരഞ്ഞെടുപ്പ് വെറും മന്മഥകേളി മാത്രമല്ല. പരിണാമത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ വെളിച്ചം വീശുന്ന പ്രതിഭാസമാണ്. ഈ പരിണാമശൃംഖലയില്‍ ദേവേന്ദ്രന്‍ എവിടെയായിട്ടു വരും ഞാന്‍ പറയാന്‍ പോയത് ഉമേഷ് പറഞു. അമേരിക്കാര്‍ക്കുള്ള സൌകര്യം. “ഇവരില്‍‍ എടത്താടന്മാരും വലത്താടന്മാരും സജീവമായുണ്ട്.“ സത്യായിട്ടും ഇതൊരു കൊട്ടല്ലേ? മേല്‍പ്പറഞ്ഞവയൊക്കെ വിശ്വാമിത്രസൃഷ്ടികളാണെന്ന് പണ്ടാരോ പറഞ്ഞുകേട്ട ഒരോര്‍മ്മ. ആ വഴിക്കും ഒരു അന്വേഷണം നടത്തായിരുന്നു. എന്തുകൊണ്ട് മൂപ്പര്‍ക്ക് ഇങ്ങനെയൊരു ശ്രദ്ധക്കൂടൂതല്‍ പറ്റി എന്ന്! ന്നാലും ക്ഷ പിടിച്ചൂന്ന് പറയാണ്ട് ഒരു നിവൃത്തീല്ല്യ ന്നാ, ആ നാല് വശത്തും ള്ളോരടെ കാര്യങ്ങ്ട് എഴ്ന്നള്ളിയ്ക്ക്യാ ന്താ എതിരവനോ കതിരവനോ ആരായ്യാലും ശ്ശി ശീഘ്രം നടത്ത്വാ ലിംഗങ്ങളുടെ എണ്ണ നിശ്ചയിജ്ജുന്ന ജീനുകള്‍ നമുക്കുള്ളീല്‍ അടച്ചുപൂട്ടിക്കിടപ്പുണ്ടായിരിക്കണം. ഒരു ചെറിയ മ്യൂടേഷന്‍ മതി ഇതു തുറക്കാന്‍. പക്ഷേ ഭ്രൂണാവസ്ഥയില്‍ ആയിരിക്കണം. ദേവന്ദ്രന് പെട്ടെന്നു ഒരു മ്യൂടേഷന്‍ വരുത്താനുള്ള ശാപം (അള്‍ട്രാ വയലറ്റ് രശ്മി മതി) ആണോ ഗൌതമ മുനി വച്ചു കൊടുത്തത്? കാറ്റാടി: പരിണാമത്തിന്റെ പഴയ കാലത്തേയ്ക്ക് തിരിച്ചു പോണം അല്ലെ? എന്തൊക്കെ ആഗ്രഹങ്ങള്‍, കാറ്റാടീ. പൊറാടത്ത്: നാലു വശത്തുമോ? ആശ കൊള്ളാം. മിക്ക പക്ഷികള്‍ക്കും പുറത്തേയ്ക്കു നീളുന്ന ലിംഗം‍ പോലുമില്ല. പ്രജനനം നിര്‍ബ്ബാധം നടക്കുന്നു. cloaca ചേര്‍ത്തു വച്ചാണ് ഇണചേരല്‍. എന്നുവച്ചാല്‍ ഇതൊന്നും അത്ര ആവശ്യമില്ലെന്നേ. ഓ..ഇതാപ്പത് ബല്യേ കാര്യം..ഇത് ഞങ്ങടെ മതഗ്രന്തത്തില്‍ പണ്ടെ പറഞ്ഞ കാര്യങ്ങളാ അണ്ണാ. "പതിവായി ഉപയോഗിക്കാത്ത ഒരു അവയവം ഉപയോഗശൂന്യമാകുന്ന പ്രവണത." ഒള്ളതാണോ എതിരാ? എന്റെ പ്രവാസി മുത്തപ്പാ ഉണ്ണി: രണ്ട് വൃഷണങ്ങള്‍ ആവശ്യമില്ല വാസ്തവത്തില്‍. ഒരു കിഡ്നികൊണ്ടു ജീവിക്കുന്നവരെപ്പോലെ ഒരു വൃഷണം ധാരാളം മതി ആവശ്യത്തിനു ബീജം പ്രദാനം ചെയ്യാന്‍. ചിലപ്പോള്‍ പരിണാമവിധി ആ വഴി തെളിച്ചേയ്ക്കും. മനുഷ്യവൃഷണങ്ങള്‍ symmetrical അല്ല. വലതുവൃഷണം ഇടതിനേക്കായിലും സ്വല്‍പ്പം പൊങ്ങിയാണിരിക്കുന്നത്, ഇടതിനേക്കാളും സ്വല്‍പ്പം വലുതാണു താനും. ഗ്രീക് പ്രതിമകളില്‍ ഇതിനു വിപരീതമായി കാണപ്പെടുന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. മാക്രികള്‍ക്കും ലിംഗമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം I am proud of you!) ഇടതുകൈ സ്വാധീനക്കൂടുതലുള്ളവരുടെ ലിംഗമാണോ ഇടതേയ്ക്ക് ചെരിഞ്ഞിരിക്കുന്നത് എന്നതിനെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഉഭയലിംഗമുണ്ടാകുന്നതും ഉഭയലൈഗികത(bi-sexuality)യും വ്യത്യസ്തമായ പ്രതിഭാസങ്ങളാണ് ഒന്നു ശാരീരികം, മറ്റേത് മാനസികം. പരിണാമദശയിലെ ഈ അത്ഭുതം ആദ്യമായാണ്‌ അറിയുന്നത്‌. മനുഷ്യസൃഷ്ടിയുടെ ഒരു പ്രത്യേകതയാണ്‌, വൃഷണം ഒന്ന് മറ്റൊന്നിനേക്കാള്‍ കയറിയിറങ്ങി കാണുന്നത്‌. ആലിംഗനത്തിലും കാലിനിടയില്‍ പെട്ടും അമര്‍ന്ന് വേദനിയ്ക്കാതിരിക്കാനും കേട്‌ സംഭവിക്കാതിരിക്കാനുമാണ്‌ ഈ പ്രത്യേകത സൃഷ്ടിയില്‍ തന്നെ നിഹിതമായിരിക്കുന്നത്‌. നിവര്‍ന്നു നില്‌ക്കുവാന്‍ കഴിവുള്ള മനുഷ്യന്റെ വൃഷണം മൃഗങ്ങളുടെ വൃഷണം പോലെയായാല്‍ ബ്യഹ്യപ്രേരണയാല്‍ രണ്ടും കൂടി അമര്‍ന്ന് വേദനിക്കന്‍ ഇടയാകും. സൃഷികര്‍ത്താവിന്‌ നമ്മളെക്കാള്‍ ബോധമുണ്ടായിരിക്കുന്നതുകൊണ്ടാവാം. നല്ല പോസ്റ്റ്. മങ്ങിക്കിടന്ന ജന്തുശാസ്ത്ര പഠനഓര്‍മ്മകള്‍ തെളിയുന്നതുപോലെ. സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും . വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ . എന്റെ കതിരവാ സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി മാറ്റം വരുത്തില്ലെന്ന് weismaan (എലികളിലെ വാല് മുറിച്ച പരീക്ഷണം ഞാന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട് അടക്കം പലരും തെളിച്ചതും പരക്കെ അംഗീകരിക്കപ്പെട്ടതുമാണ് Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം) " പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു കതിരവന്‍ ഏതായാലും ജബ്ബാര്‍ മാഷിന് പറ്റിയ കൂട്ട് തന്നെ മാഷ് 35 വര്‍ഷമായി ഒന്നും പഠിച്ചിട്ടില്ല കതിരവനോ 100 വര്ഷത്തിനപ്പുറമുള്ള ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത തള്ളികളഞ്ഞ സിദ്ധാന്തം കൊണ്ട് വന്നിരിക്കുന്നു പരിണാമം തെളിയിക്കാന്‍ കൊട്ടുക്കാരാ താങ്കള്‍ മുമ്പ് പറഞ്ഞ കാര്യം അല്പം വ്യത്യാസത്തോടെ ഉദ്ധരിക്കട്ടെ ആധുനിക വിദ്യാഭ്യാസം നേടാത്ത ഒരു ബുദ്ധി ജീവി നാട്യക്കാരന്‍ സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട ശാസ്ത്ര ഗ്രന്ഥ്ങ്ങള്‍ക്ക്‌ പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന യുക്തി(രഹിത)വാദികള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്‌. അവരെ സൃഷ്‌ടിച്ച സൃഷ്ടാവിനെ തന്നെ ഇല്ലാതാക്കാന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു കൂടുതല്‍ ചര്‍ച്ചകള്‍ കാണാന്‍ ഇവിടെ അമര്‍ത്തുക അവസാന ഭാഗങ്ങള്‍ ) പഠിച്ചറിവോ ബിരുദാനന്തരബിരുദമോ ഇല്ലാത്ത സംഗതികളിൽ ഇങ്ങനെ ആധികാരികമായി അഭിപ്രായം പറഞ്ഞ് എന്തിനാ വെറുതെ ചമ്മുന്നത്? ഒന്നുമില്ലെങ്കിൽ വിക്കിപീഡിയയിൽ നോക്കി നന്നായി വായിച്ചുപഠിച്ചുവേണ്ടേ ഇത്തരം ഗൌരവമുള്ള വിഷയങ്ങളെപ്പറ്റിയൊക്കെ എഴുതാൻ? വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ . ഇത് എന്റെ അഭിപ്രായമാണെന്നു തെറ്റിദ്ധരിച്ചുവോ? എന്റെ പോസ്റ്റിലെ Reference ൽ രണ്ടാമതു കൊടുത്തിരിക്കുന്ന ലേഖനം വായിക്കുക. നേചർ ജേണലിൽ വന്നതാണ്. വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത്. അപ്പോൾ വിക്കിപ്പീഡിയ അല്ല എല്ലാത്തിന്റേയും അവസാന വാക്ക്? വെറുതെ നേച്ചർ മോളിക്യുലാർ ജെനെറ്റിക്സ് ജേണലുകളൊക്കെ വായിച്ച് സമയം കളയേണ്ടിയിരുന്നില്ല. അല്ല ഇതൊക്കെ വായിച്ചാൽ എനിക്ക് ഏതാണ്ടൊക്കെ മനസ്സിലാകാൻ പോകുന്നു! ഓരൊ അതിമോഹങ്ങളേയ്! എതിരവന്‍ നു genetics and evolution ല്‍ എത്ര മാത്രം academic പരിജ്നാനം ഉണ്ടെന്നു എനിക്കറിയില്ല ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ തന്നെ കാരണം higher studies ഞാന്‍ opt ചെയ്ത സബ്ജക്ട് genetics ആയിരുന്നു എന്നതിനാലും evolution നും Genetics ഉം തമ്മിലുള്ള പൊരുത്തക്കേട് എന്നെ ആ വിഷയത്തില്‍ out of സില്ലബസ് ആയി തന്നെ ഒട്ടേറെ വായിക്കാനും സഹായിച്ചതിനാലുമാണ്. വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് ശാസ്ത്ര magazine വരുന്ന ലേഖനങ്ങള്‍ എല്ലാം ആധികാരികമാണെന്ന് എതിരവന്‍ അല്ലാതെ ആരും പറയില്ല nature magazine വരുന്ന ലേഖനങ്ങള്‍ അതെഴുതുന്ന ആളുകളുടെ നിഗമനങ്ങള്‍ ആണ് സുഹൃത്തേ അല്ലാതെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ല വിക്കിപ്പീഡീയ യും encyclopedia യും ആകട്ടെ വെറും ലേഖനങ്ങള്‍ അല്ല താരതമ്യേന ആധികാരികമാണെന്ന് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് Baldwin effect നെ പറ്റി Encyclopedia Britannica യില്‍ പറഞ്ഞത് കൂടെ നോക്കുക ) മാത്രമല്ല ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് Baldwin effect വളരെ പഴയ സിദ്ധാന്തം ആണെന്നാണ് (is an early evolutionary theory put forward in 1896 അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം . സുഹൃത്തേ കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ genetics ഉണ്ടായ പുരോഗതി വമ്പിച്ചതാണ് ഒരു ജീവിയില്‍ എന്തെങ്ങിലും സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതക ഘടനയില്‍ മാറ്റം വരുത്തും എന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്ന കാര്യം ഏതു ജേണലിലാണ് ഉള്ളത്‌ എന്ന് ദയവായി പറഞ്ഞു തരിക ആധുനിക ജനിതക ശാസ്ത്രകരന്മാരെയും വിവരമറിയിക്കുക അതിന്റെ copy dr. സുരജ് അടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുക , Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം) " പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു എതിരെവാ ഓരോ കോശവും എങ്ങിനെ എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല modern evolution theory യെയും mutation നെ പറ്റി nature magazine (online edition) സേര്‍ച്ച്‌ ചെയ്തു വായിക്കുക nature magazine (online edition നില്‍ മെംബെര്‍ഷിപ്‌ ഇല്ലെങ്കില്‍ ആ ലേഖനങ്ങള്‍ ഞാന്‍ ഇമെയില്‍ ചെയ്തു തരാം . എതിരെവാ കാര്യങ്ങള്‍ update ചെയ്യുക അല്ലാതെ നൂര് വര്ഷം പഴകിയ അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങള്‍ കൊണ്ട് അടയിരിക്കുകയല്ല ജബ്ബാര്‍ മാഷുടെ ഗതി വരാതിരിക്കാനെങ്കിലും ശ്രമിക്കുക. August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്‌ അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ് ഇത്തരം തെളിയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് എതിരാണ് genetics വരുന്നതിനു മുമ്പുള്ള ഡാര്‍വിന്‍ അടക്കമുള്ളവരുടെ നിഗമനങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് വിക്കിപ്പീഡീയ യും Encyclopedia Britannica യും അതിനെ contriverse എന്നും questioned എന്നും വിശേഷിപ്പിക്കുന്നത് . Baldwin effect പോലുള്ള തിരസ്കരിക്കപ്പെട്ട സിദ്ധാന്തവുമായി സൃഷ്ടാവിനെ ഇല്ലാതാക്കാന്‍ വരുന്നവരെ കാണുമ്പോള്‍ കൊട്ടുക്കരാ ചിരിക്കു പകരം കരച്ചിലാണ് വരുന്നത് എന്റെ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .ചോദ്യം ആവര്‍ത്തിക്കുന്നു 1) ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ്‌ ആവെണ്ടേ ? 2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് വാദം genetics നിരാകരിക്കുന്നു ജനിതക ഘടനയില്‍ മാറ്റം Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് മാത്രമല്ല കണ്ണ് പൂര്‍ണ്ണ രൂപത്തില്‍ ഉണ്ടായി വരുമ്പോള്‍ മാത്രമേ ഉപയോഗ യോഗ്യമാകൂ അപ്പോള്‍ വിവധ തലമുറകളിലൂടെ എന്തിനു അപൂര്‍ണമായ കണ്ണ് കൈമാറ്റം ചെയ്യപ്പെട്ടു പ്രകൃതിക്ക് അറിയാമായിരുന്നോ കണ്ണ് ആണ് പരിണമിച്ചു വരുന്നതെന്ന് ? ഡാര്‍വിന്‍ പക്ഷെ മാന്യനാണ് തന്റെ സിദ്ധാന്തങ്ങളുടെ പോരായ്മകള്‍ തന്റെ പുസ്തകത്തില്‍ ഒരു അദ്ധ്യായം ആയി തന്നെ പ്രസിദ്ധീകരിച്ചു . രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പരിണാമ വാദികളെ മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം പറയൂ ഡിഗ്രി ക്ക് ജീവ ശാസ്ത്രം ആണ് എടുത്തിരുന്നെതെന്കിലും ഡാര്‍വിന്‍ തന്നെ പരിണാമ സിദ്ധാന്തത്തിലെ പോരായ്മകള്‍ സ്വയം തുറന്നു പറയുന്നത് ഇപ്പഴാണ് ശ്രദ്ധയില്‍ പെടുന്നത് link തന്നതില്‍ സന്തോഷം 6 th chapter ഞാന്‍ വായിച്ചു .faisal ക്വാട്ട് ചെയ്തത് അത്തരം ശരി തന്നെ combined vision നും combined hearing ഉം പരിണാമം വഴി വിശദീകരിക്കാന്‍ ബുദ്ധി മുട്ട് തന്നെ ലൈമ്ഗിങാവയവങ്ങളുടെ ബെസ്റ്റ്- ഫിറ്റ്‌ എന്നെ അട്ഭുതപ്പെടുതുന്നുന്ദ്‌ താങ്കള്‍ പറഞ്ഞ പോലെ ലൈമ്ഗിങാവയവങ്ങളുടെ പരിണാമം നടക്കമാമെങ്ങില്‍ തല മുറകള്‍ വേണ്ടേ ? ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്. ആയിരവും പതിനായിരവും വട്ടമൊന്നും ബെല്ല്ബിളിക്കണില്ല. ഒരുപ്രാവശ്യം വിവരിച്ച് തന്നാ മതി. ഞമ്മ കയിച്ചിലാക്കിക്കൊള്ളാം. പടച്ച്ച്ഃഓന്റെ ആ കളികള് കൂടി വ്യക്തമായാപ്പിന്നെ ഇനി ഫൈസലിന്റെ സിദ്ധാന്തം സ്കൂളിലും കോളേജിലും പടിപ്പിക്കാല്ലോ. എന്നിട്ടു വേണം ഞമ്മക്ക് പാലിയന്റോളജിയിലും മനുഷ്യപരിണാമത്തിലും എവലൂഷനറി സൈക്കോളജിയിലും എവലൂഷണറി സൂക്ഷ്മജീവിശാസ്ത്രത്തിലും ഗവേഷണമെന്നും പറഞ്ഞ് വടീം കൊടേം മൈക്രോസ്കോപ്പും സഞ്ചീമൊക്കെ തൂക്കിക്കൊണ്ട് നാടു നിരങ്ങുന്ന അലവലാതികളെയൊക്കെ പിരിച്ചുവിടാന്‍. എന്നിട്ട് ആദാം നബീം ഹവ്വാ ബീവീം കൂടെ ദിനോസറുകളുടെയൊപ്പം ഓടിച്ചാടി കളിച്ചുരസിച്ചു നടന്ന കാലത്തെപ്പറ്റിയൊക്കെ ഗവേഷിക്കാന്‍ ആളെ എടുക്കണം. ഫ്രീയായിട്ട് ഒരു ബിവരം തരാം - എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്. അമേരിക്കയില് കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല് ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന്‍ തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്. വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ? ഫ്രീയായിട്ട് ഒരു ബിവരം തരാം - എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്. അമേരിക്കയില് കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല് ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന്‍ തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്. വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ? ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്. ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ ഉണ്ടായതും ഇരു കണ്ണും യോജിച്ചു കൊണ്ടുള്ള combined vision നു മുമ്പിലും പരിണാമം സിദ്ധാന്തം മുട്ട് മടക്കുന്നു എന്ന് അവസാനം സമ്മതിച്ചല്ലോ നല്ലത് അപ്പൊ ബുദ്ധി തെളിഞ്ഞു വരുണ്ന്ട് അല്ലേലും സമ്മതിക്കാതെ തരമില്ലല്ലോ അല്ലെ ഉപ്പൂപ്പ ഡാര്‍വിന്‍ തന്നെ തന്റെ തിയറി കണ്ണിന്റെ കാര്യത്തില്‍ ഒരു പമ്പര വിഡ്ഢിത്തം I freely confess, absurd in the highest possible degree ആണെന്ന് കുറ്റസമ്മതം നടത്തി സമ്മതിച്ചതാണല്ലൊ ഇനി ദൈവം മണ്ണ് കുഴച്ച് ഉണ്ടാക്കിയ കാര്യം എന്റെ മൂസു‌ ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളല്ല പ്രധാനം ക്രിയേറ്റിവിറ്റി ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞു മനുഷ്യന്‍ computer നിര്മ്മിക്കാനാവശ്യമായ silicon ഉം മറ്റു അസംസ്കൃത വസ്തുക്കളും എടുത്ത്‌ എവിടെ നിന്നാണ് മണ്ണില്‍ നിന്നല്ലേ ഒരു computer നോടെ പറയുകയാണ്‌ മനുഷ്യര്‍ നിന്നെ മണ്ണില്‍ നിന്നാണ് ഉണ്ടാക്കിയത് എന്ന് ആ കമ്പ്യൂട്ടര്‍ റിന് ഒരു Artificial intelligence ഉണ്ടെങ്കില്‍ അവന്‍ പറയും വിഡ്ഢിത്തം processor, ഹാര്‍ഡ് ഡിസ്ക് ഉം ഒക്കെയുള്ള ഞാന്‍ മണ്ണില്‍ നിന്നോ ഒരിക്കലുമല്ല എന്ന് ഒരു പക്ഷെ താന്‍ സൃഷ്ടാവില്ലാതെ താനേ ഉണ്ടായതാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കുറെ സിദ്ധാന്തങ്ങള്‍ മെനെഞ്ഞെന്നും വരാം അതിനായി ഒരു അവന്‍ ഒരു ബ്ലോഗ്‌ തന്നെ തുടങ്ങി എന്നും വരാം മാത്രമല്ല കമ്പ്യൂട്ടര്‍ സ്വയം എത്ര ശ്രമിച്ചാലും മനുഷ്യന്‍ എങ്ങിനെയാണ്‌ അതിനെ ഉണ്ടാക്കിയെന്ന് മുഴുവനായും മനസ്സിലാക്കാന്‍ അതിനു കഴിയില്ല ഇനി മറ്റൊരു computer നിരീശ്വരനായ computer നോട് പറയുകയാണ്‌ നമ്മളെ കൃത്യമായി സംവിധാനിച്ചതിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്ന് പക്ഷെ ഒരാള്‍ക്ക്‌ മറ്റൊരാളോട് സൃഷ്ടിപ്പിന്റെ മൊത്തം ടോട്ടല്‍ രീതികളും പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയില്ലല്ലോ രണ്ടു പേരും സൃഷ്ടികള്‍ ആയതു കൊണ്ടു പരിമിതികള്‍ ഉണ്ട് എന്ന് കരുതി അതിനെ മനുഷ്യന്‍ സൃഷ്ടിച്ചതല്ല എന്ന് വരില്ലല്ലോ പടച്ചോന്‍ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം , വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ എതിരന്‍ വെപ്രാളപ്പെടും എന്ന് എനിക്ക് അറിയാമായിരുന്നു പക്ഷെ പേടിച്ചു മുത്രമൊഴിച്ചു എന്ന് എതിരന്‍ ന്റെ ജീവ ചരിത്രകാരന്‍ മൂസ്സ പറഞ്ഞപ്പോയാണ് അറിഞ്ഞത് സോറി ടോ അല്ലേലും മൂത്രമൊഴിക്കുന്ന സുനാപ്പി എങ്ങിനെയാ പരിണമിച്ചത്‌ മൂസ്സൂ മൂത്രമൊഴിക്കാനും എതിരന്‍ പറഞ്ഞ വൈകിട്ടത്തെ പരിപാടിക്കും ഒരേ സുനാപ്പി തന്നെ ആണല്ലോ ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനാണ് അത് പരിണമിച്ചു വന്നത് ?അതോ രണ്ടു ആവശ്യവും കണ്ട് ഒരുമിച്ചു പരിണമിച്ചോ പരിണാമത്തിന്റെ ഒരു ബുദ്ധിയേ ചില അവയങ്ങളുടെ ഇത്തരം ഇരു ധര്‍മ്മങ്ങള്‍ dual functionality) പരിണാമ ശാസ്ത്ര കാരന്മാരെ തെല്ലൊന്നുമല്ല മൂത്രമൊഴിപ്പിക്കുന്നത് ഉദാഹരണമായി, ചെവി കേള്‍ക്കാനും ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും അത്യാവശ്യമാണ് . എന്റെ മൂസ്സൂ തന്നില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഒന്ന് ആലോചിച്ചു നോക്കൂ താന്‍ പോലും അറിയാതെ മൂക്കിലൂടെ കടത്തിവിടുന്ന വായുവില്‍ നിന്ന് മര്‍ദ്ദ വ്യത്യാസത്താല്‍ ഓക്സിജന്‍ ശ്വാസ കോശത്തിനുള്ളിലേക്ക് കടക്കുന്നു അവിടെ ഓക്സിജന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്‍ നുമായി ചേര്‍ന്ന് Oxyhemoglobin ആയി ഹൃദയത്തിലെത്തുന്നു അവിടെ നിന്ന് ഒരേ പംപിങ്ങില്‍ Oxyhemoglobin അടങ്ങിയ ശുദ്ധ രക്തം കലകളിലേക്കും corboxyhemoglobin അടങ്ങിയ അശുദ്ധ രക്തം) തിരിച്ചു ശ്വാസ കോശത്തിലേക്കും പമ്പ് ചെയ്യുന്നു അതി സൂക്ഷ്മമായ കലകളില്‍ നടക്കുന്ന അതി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ (ആരെയും വിസ്മയിപ്പിക്കുന്നതാണ് ഫലമായി glucose ഉം oxygenum ചേര്‍ന്ന് (ATP ഊര്‍ജ്ജ പാക്കെറ്റുകള്‍ ഉണ്ടാകുന്നു ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്ന carbon dioxide ഹീമോഗ്ലോബിനു മയി ചേര്‍ന്ന് corboxyhemoglobin ആയി തിരിച്ചു ആദ്യം ഹൃദയത്തിലും പിന്നീട് അവിടെ നിന്നും ശ്വാസ കോശത്തിലും എത്തുന്നു.അവിടെ നിന്ന് മൂക്കിലൂടെ തന്നെ പുറത്തു വരുന്നു ഇടയില്‍ രക്തത്തിലെ മാലിന്യങ്ങളെ വൃക്കകള്‍ അരിച്ചു മാറ്റി മൂത്രനാളിയിലൂടെ കളയുന്നു ഇതെല്ലാം തമ്മില്‍ ഉള്ള co-ordination പരിണാമം വഴി ഉണ്ടായി എന്ന് പറയുന്നതിനെക്കാള് വിശ്വസനീയമാണ് computer കള്‍ തങ്ങള്‍ തനിയെ ഉണ്ടായതാണ് എന്ന് പറയുന്നത് എന്റെ മൂസ്സൂ ശ്വാസം ന്ന് അയച്ചു വിട് എന്നിട്ട് അതിനെ കുറിച്ച് ചിന്തിക്ക് ഇത്രയും സംവിധാനങ്ങള്‍ നിന്നില്‍ ഒരുക്കി തന്നവനെ ഓര്‍ത്തില്ലെന്കിലും തെറി പറയുന്നത് നിര്‍ത്ത്‌ 'മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം'. രണ്ട് ദിവസമൊക്കെ വേണോ ഉദ്ധരിച്ചുപിടിക്കാന്‍ ഫൈസൂ അപ്പ ഫൈസൂനു വല്യ നിശ്ചയോന്നൂല്ലേ ? ജ്ജ് ബെക്കം ബിവരിച്ച് തരീന്‍. ഉദ്ധരണിയൊന്നും വേണോന്നില്ല. അന്നെ ഞമ്മക്ക് പെരുത്ത് ബിശ്വാസാണന്ന് കൂട്ടിക്കോളീങ്. പാഠപൊത്തകത്തീന്ന് പരിണാമസിദ്ധാന്തവക്ക എടുത്ത് കളഞ്ഞിട്ട് ഫൈസു സിദ്ധാന്തം എഴുതിച്ചേര്‍ക്കാനക്കൊണ്ടാണ്. എന്നാലും പടച്ചോനേ അന്റ ഓരോ കളികളേ. ജ്ജ് വേദഗ്രന്ഥത്തില് ഇദെല്ലാം പണ്ടേ പറഞ്ഞിട്ടൊണ്ടാരുന്നാ എന്നിട്ടാണാ അടിയങ്ങളെപ്പോലുള്ള മണ്ടമ്മാര് പത്തിരുപത് വരിഷം ഡിഗ്രീന്നും മാസ്റ്റേഴ്സെന്നുവക്ക പറഞ്ഞ് നേരം കളഞ്ഞത്. ആ പോയ പുത്തിയും വിട്ട വളിയും ആനപിടിച്ചാലും തിരിയെ പോരൂല്ലല്ല്. ഇനീപ്പ ഫൈസുസിദ്ധാന്തം തന്നെ ശരണം. ഫൈസൂ, corboxyhemoglobin എന്ന് രണ്ടിടത്ത് ആവര്‍ത്തിച്ചെഴുതിയേക്കണ കണ്ടു. അപ്പ ഫൈസു ഡിഗ്രിക്ക് എന്തോന്ന് മെയിന്‍ എടുത്തതെന്നാ പറഞ്ഞേ ? ഞമ്മ വെയ്റ്റ് ചെയ്യേണ് കേട്ടാ. അന്റ സിദ്ധാന്തം ബേഗം കൊണ്ടുവരീന്‍. ബേഗമാവട്ട്. കാലു കഴക്കണ്. carbon dioxide എന്ന് ശരിക്ക് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയതും മുകളിലുണ്ടല്ലോ എന്റെ എതിരാ മലയാളവും ഇംഗ്ലീഷും മാറ്റി മാറ്റി എഴുതുമ്പോള്‍ അക്ഷര തെറ്റ് വരിക സ്വാഭാവികമാണ് ഇവിടെ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ പലരുടെ പോസ്റ്റിലും ഉണ്ട് മാത്രമല്ല ഒരിടത്ത്‌ എഴുതിയത്‌ കോപ്പി ആന്‍ഡ്‌ പേസ്റ്റ് ചെയ്യുമ്പോള്‍ പല സ്ഥലത്തും തെറ്റ് വരാം എന്റെ എതിരാ വേറെ ഒരു ഉത്തരവും പറയാനില്ലതത് കൊണ്ടല്ലേ അക്ഷര തെറ്റില്‍ പിടിച്ചത് എനിക്കറിയാം . പിന്നെ അമേരിക്കേന്നു കുന്തോ കോടച്ചക്രോ എന്തോ കിട്ടിയ ആളല്ലേ എന്തെ ചോദ്യങ്ങള്‍ക്ക്‌ ഒന്നും ഉത്തരം ഇല്ലാതെ അപ്പൊ സൃഷ്ടിക്കു പിഇനില്‍ ഒരു ശക്തിയുണ്ടെന്ന് ബോധ്യമായി ല്ലേ നന്നായി രണ്ടു ദിവസം തന്നത് വേറെ ഒന്നും കൊണ്ടല്ല മനസ്സ് ഒരുക്കി വെക്കാനാ ഏതായാലും എതിരനും കൂട്ടരും ദൈവ വിശ്വാസികള്‍ ആവുകയാണല്ലോ പിന്നെ എന്തിനുള്ള പേറ്റന്റ്റാണു അമേരിക്കേന്നു കിട്ടിയത് സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി ഏതായാലും baldwin effect അടങ്ങിയ എതിരന്റെ ഈ ലേഖനം അയച്ചു കൊടുത്താല്‍ genetics അറിയാവുന്ന സായിപ്പന്മാര്‍ അമേരിക്കേന്നു വിഡ്ഡിത്തത്തിനുള്ള സമ്മാനം ഒപ്പിച്ചു തന്നേക്കും Dr. സൂരജ് recomment ചെയ്തോളും . അപ്പൊ ഏതായാലും പരിണാമം വഴി ഒന്നും വിശദീകരിക്കനവില്ലെന്നു സമ്മതിച്ചല്ലോ എന്നാ അതങ്ങ പ്രഖ്യപിക്കിന്‍ എല്ലാവരും ഒന്ന് അറിയട്ടെ അമേരിക്ക്‌യില്‍ ഒക്കെ പിടി പാടുള്ള ആളല്ലേ എല്ലാവരും അറിഞ്ഞോളും പെട്ടെന്ന് ചക്കരേ ഫൈസലേ, ജ്ജ് ചുമ്മാ എതിരനെ കേറി മാന്താതെ. കാര്‍ബോക്സിഹീമോഗ്ലോബിന്‍ കോര്‍ബോക്സിയായ കാര്യം ചൂണ്ടിക്കാട്ടിയത് ഞാനാ ഫൈസൂ എതിരനല്ല. ജ്ജ് ഗ്രന്ഥ സയന്‍റ്റിസ്റ്റല്ലേ, അച്ചരത്തെറ്റൊന്നും പാടില്ല പാടില്ലാ. ഒരുപാടു തുള്ളാതെ. ഫൈസൂന്റെ ഗ്രന്ഥസിദ്ധാന്തം ഒന്നവതരിപ്പിക്ക് ബെക്കം.പരിണാമചിദ്ദാന്തോക്ക കള്ളത്തരവാണെന്ന് ഞമ്മക്ക് പണ്ടേ പുടികിട്ടീര്‍ക്കണ്. അദോണ്ട് ഞമ്മട മനസൊക്കെ പണ്ടേ ഒരുങ്ങീരിക്കേണ്. ജ്ജ് ബേഗം സിദ്ദാന്തം കൊണ്ടുവരീപ്പാ. എതിരാ സോറി താങ്കളും കൊണ്ടോട്ടി മൂസ യും ഒന്നായി കണ്ടു മറുപടി പറഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു അങ്ങിനെ തോന്നാന്‍ കാരണം ഞാന്‍ എതിരനൊട് അക്കാദമിക് നിലവാരം ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞത് മൂസ്സ യാണ് മൂസ്സ എതിരനെ നന്നായി അറിയും എന്ന് തോന്നുന്നു ഏതായാലും തെറ്റി ധരിച്ചതില്‍ സോറി ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ എതിരന്‍ ഇങ്ങോട്ട് ഒരു ലിങ്ക് തന്നത് കൊണ്ടാണ് ഇവിടുത്ത കമന്റ്‌ കളിലുല്‍ ആ ചൂട് അല്പം വന്നത്‌ ബുദ്ധി മുട്ട് ആയെങ്കില്‍ വീണ്ടും ക്ഷമ ചോദിക്കുന്നു പുറമെയുള്ള ചില കാര്യങ്ങള്‍ കാണുമ്പൊള്‍ തോന്നുമെന്നല്ലാതെ ആന്തരിക അവയവങ്ങളുടെയോ സെന്‍സ്, സെക്സ് organs ന്റെ യോ ഹോര്‍മോണുകള്‍ enzymes എന്നിവയുടെയോ കാര്യത്തില്‍ പരിണാമ വാദം നില നില്‍ക്കുന്നതല്ല എന്ന് എനിക്ക് എന്റെ പഠനങ്ങളിലൂടെ മനസ്സിലായത്‌ പങ്കു വെക്കാനാണ് ഞാന്‍ ശ്രമിച്ചത് . മൂസ്സ, എതിരന്‍ താല്പര്യമാണെങ്കില്‍ ഈ ചര്‍ച്ച നമുക്ക്‌ ജബ്ബാര്‍ മാഷുടെ പോസ്റ്റില്‍ തുടരാം എതിരന്റെ മനോഹരമായ ബ്ലോഗ്‌ കേട് വരുത്തേണ്ട ആത്മാര്‍ഥമായി പറയട്ടെ ,പേറ്റന്‍്റ്റ് അടക്കമുള്ള വിഷയങ്ങളില്‍ എതിരന് കിട്ടിയ നേട്ടങ്ങളില്‍ ഒരു മലയാളി എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു കണ്‍്ഗ്രാറ്റ്സ് പുതിയ നേട്ടങ്ങള്‍ ഉണ്ടാവട്ടെ അറിയിക്കാന്‍ മറക്കരുത്‌ .സന്തോഷത്തില്‍ ഞാനും പങ്കു ചേരാം ഇതൊരു വലിയ കാര്യം തന്നെയാണ് മൂസ്സ ആരാണെന്ന് എനിക്കറിയില്ല എങ്കിലും കമന്റ്‌ ലെ ആ ആക്ഷേപ ഹാസ്യ രീതി എനിക്ക് ഒരു പാട ഇഷ്ടമായി ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു .എല്ലാവര്ക്കും നന്മകള്‍ നേരുന്നു ജീവിതം രഹസ്യാത്മകതയുടെ താളവുമായുള്ള മേളനമാണ്. നിറഞ്ഞ വിസ്മയങ്ങളിയലാണ് ജീവിതം തുടിക്കുന്നത്. വിസ്മയത്തിന്റെ കല അറിയലും അഭ്യസിക്കലുമാണ് ജീവിതം……… ബുദ്ധന്‍ തന്റെ ഹൃദയം നിങ്ങള്‍ക്കു വേണ്ടി തുറക്കുകയാണ്. അതിന്റെ അഗാധതകളിലേയ്ക്ക് അതിഥിയായി കടന്നുചെല്ലുവാന്‍ അവന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. അവന്‍ വെളിവാക്കപ്പെടുകയാണ്. ലളിതമായ വാക്കുകളില്‍ അവനില്‍ വിരിയുന്ന ആ സുഗന്ധം നിങ്ങളിലും വിരിയുകസാധ്യമാണ്. കാരണം ഓരോ മനുഷ്യനും പിറന്നിരിക്കുന്നത് ഒരു ബുദ്ധനാകുവാനാണ്…-ഓഷോ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഛേദശിരസ്സുമായി ചോരയിറ്റിച്ചു നില്ക്കുന്ന അഭിശപ്തകാലത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കഥകള്‍. ആ നിലവിളികളും ചോരപ്പാടുകളും പൂഴിയില്‍ അമര്‍ന്നടിഞ്ഞ നദീസ്പന്ദംപോലെ ഉള്ളിലേങ്ങലടിക്കുന്നുണ്ട്. അതിന്റെ മുഴക്കം ദുര്‍ബ്ബലമായെങ്കിലും ചുഴലിയായി രൂപപ്പെടുന്നുണ്ട്. കീറിമുറിച്ചും തുന്നിക്കൂട്ടിയും പുനര്‍നിര്‍മ്മിക്കപ്പെടുന്ന ജീവിതങ്ങളെ കണ്ടെടുക്കുകയാണ് വി.ആര്‍. സുധീഷ് തന്റെ പ്രിയപ്പെട്ട കഥകളിലൂടെ. ഇത് വായനക്കാരന്റെ പ്രിയ വായനയിലെന്നും ഇടം പിടിക്കുന്നത് അവിചാരിതമായല്ല, അത് നമ്മുടെ തന്നെ അനുഭവങ്ങളും വേദനകളും വിധിവൈപരീത്യങ്ങളുമായതുകൊണ്ടാണ്. ഇത് ആരാധകരുടെ ഇഷ്ട കോമ്പോ 😍😍 കുട്ടിയുടുപ്പിൽ ചുവടുവച്ച് ദീപ്തി സതിയും ഒപ്പം നീരവ് ബവ്ലേചയും ❤️‍🔥 Classic Movies ഇത് ആരാധകരുടെ ഇഷ്ട കോമ്പോ 😍😍 കുട്ടിയുടുപ്പിൽ ചുവടുവച്ച് ദീപ്തി സതിയും ഒപ്പം നീരവ് ബവ്ലേചയും ❤️‍🔥 ഇത് ആരാധകരുടെ ഇഷ്ട കോമ്പോ 😍😍 കുട്ടിയുടുപ്പിൽ ചുവടുവച്ച് ദീപ്തി സതിയും ഒപ്പം നീരവ് ബവ്ലേചയും ❤️‍🔥 മലയാളികൾക്ക് വളരെയധികം സുപരിചിതരായ രണ്ട് താരങ്ങളാണ് നീരവ് ബവ്ലേജയും ദീപ്തി സതിയും. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫർമാരിൽ ഒരാൾ ആണ് നീരവ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ അവതാരകനായി എത്തിയതോടെയാണ് താരത്തിന് ആരാധകർ ഏറിയത്. നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന ദീപ്തിയും മലയാളികൾക്ക് സുപരിചിത തന്നെയാണ്. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്ത ദീപ്തിയുടെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്നവ തന്നെയാണ്.മോഡലിഗിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് ദീപ്തി. ദീപ്തിയും പ്രശസ്ത അവതാരിക പേളിയുമായുള്ള സുഹൃത്ത് ബന്ധങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റുകൾക്ക് കാരണമാകാറുണ്ട്. ഈ അടുത്തിടെയായി ദീപ്തി ഏറ്റവും കൂടുതൽ പങ്കുവയ്ക്കുന്നത് നീരജ് ബവ്ലേജയ്ക്ക് ഒപ്പമുള്ള നൃത്ത വീഡിയോകളാണ്. 30 സെക്കൻഡ് ദൈർഘ്യമുള്ള നിരവധി റിലീസുകൾ ഇതിനോടകം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പങ്കു വെച്ചു കഴിഞ്ഞു. ഒരേ വേഷത്തിൽ എത്തുകയും അതുപോലെതന്നെ നല്ല കെമിസ്ട്രിയിൽ ഡാൻസ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് തന്നെ ഇരുവർക്കുമിടയിൽ പ്രണയബന്ധം വല്ലതും ഉണ്ടോ എന്ന സംശയം ആണ് അധികവും ആളുകൾക്ക്. എന്നാൽ ഇതിനെതിരെ ഒരു മറുപടിയുമായി ഇതുവരെ ഇരുവരും രംഗത്തെത്തിയിട്ടില്ല. ഇപ്പോൾ ദീപ്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.റെഡ് ആൻഡ് ബ്ലൂ കോംബിനേഷനിലാണ് ഇരുവരും. വളരെ അനായാസം മെയ്‌വഴക്കത്തോടെ കൂടിയുള്ള ഇരുവരുടേയും നൃത്തച്ചുവടുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്റെ പേര് അഹല്യ. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom) സിസ്റ്റർ ജൊസീറ്റ നിര്യാതയായി അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ ജോർജ് തോമസ് പുത്തൻവിളയിൽ മരണം: 13-02-2015 സിസ്റ്റർ ജൊസീറ്റ നിര്യാതയായി അടൂർ ഡി.എം കോൺവെൻ്റ് അംഗമായിരിക്കുകയും തിരുഹൃദയപ്പള്ളിക്ക് വിലപ്പെട്ട സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത സി.ജൊസീറ്റ വൻ ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ ഭരണഘടനയ‌്ക്ക് രൂപംനൽകിയിട്ടുള്ളത്. 2018ലാണ് പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിന് അന്നത്തെ പ്രസിഡന്റ് റൗൾ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സമിതിക്ക‌് രൂപംനൽകിയത്. 2018 ജൂലൈയിൽ പുതിയ കരട് ദേശീയ അസംബ്ലിക്ക‌ു മുമ്പിൽ സമർപ്പിച്ചു. ദേശീയ അസംബ്ലി ഈ കരടിന് അംഗീകാരം നൽകിയശേഷം അത് ക്യൂബയിലെ ജനസമിതികൾക്ക് ചർച്ച ചെയ്യാനായി നൽകി. കഴിഞ്ഞവർഷം ആഗസ‌്ത‌് 13 മുതൽ നവംബർ 15 വരെയാണ് ഈ ചർച്ച നടന്നത്. ഏകദേശം 90 ലക്ഷം പേർ ഈ ചർച്ചയിൽ പങ്കെടുത്തു. പുതിയ കരടു സംബന്ധിച്ച് 1,33,680 ജനസമിതികളാണ് ചർച്ച ചെയ‌്തത‌്. 1,706,872 പേർ പുതിയ ഭരണഘടനയെക്കുറിച്ച് അവരുടെ അഭിപ്രായങ്ങൾ മുന്നോട്ടുവച്ചു. മൊത്തം 7,83,000 നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. അതായത് കരട് ഭരണഘടനയുടെ 60 ശതമാനം ഉള്ളടക്കത്തിലും മാറ്റംവരുത്തേണ്ടി വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 113 ഭേദഗതികളാണ് കരട് ഭരണഘടനയിൽ വരുത്തിയത്. 1976ൽ ഭരണഘടനയിലെ 13 അനുച്ഛേദങ്ങൾ നിലനിർത്തിയപ്പോൾ 87 അനുച്ഛേദങ്ങൾ പുതുതായി എഴുതിച്ചേർക്കപ്പെട്ടു. ഇതൊക്കെ കാണിക്കുന്നത് വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ഭരണഘടനാ നിർമാണം പൂർത്തിയാകുന്നത് എന്നാണ്. ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായ ഗ്രാൻമ വിലയിരുത്തിയതുപോലെ ‘മുഴുവൻ ജനങ്ങളുമാണ് ഭരണഘടന നിർമിക്കുന്നത് ഇത്തരത്തിലുള്ള ഭരണഘടനാ നിർമാണം ലോകത്തിനു തന്നെ മാതൃകയായിരിക്കും. 60 വർഷം മുമ്പാണ് കരീബിയൻ രാഷ്ട്രമായ ക്യൂബ ചുവന്നത്. കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികൾ ബാറ്റിസ്റ്റ എന്ന ഏകാധിപതിയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. അന്നുമുതൽ കൊച്ചു ക്യൂബയെ തകർക്കാൻ അമേരിക്കയും സാമ്രാജ്യത്വശക്തികളും ശ്രമിക്കുകയാണ്. ബേ ഓഫ് പിഗ്സ് യുദ്ധത്തെ ക്യൂബ അതിജീവിച്ചതോടെയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. എന്നിട്ടും സോഷ്യലിസ്റ്റ് ക്യൂബയെ തകർക്കാനായില്ല. സോവിയറ്റ‌് യൂണിയൻ തകർന്നതോടെ ക്യൂബയുടെ പതനം പലരും പ്രവചിച്ചെങ്കിലും ക്യൂബ പിടിച്ചുനിന്നു. മാത്രമല്ല, കരീബിയൻ ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ ഇടതുപക്ഷത്തേക്കുള്ള പാത തെളിക്കുകയും ചെയ‌്തു. വെനസ്വേലയയും ബൊളീവിയയും മറ്റും ഇടത്തോട്ടു നീങ്ങി. 2016 നവംബർ 25നു ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോ മരിച്ചപ്പോഴും കഴിഞ്ഞവർഷം ഫിദലിന്റെ സഹോദരൻ റൗൾ കാസ്ട്രോ പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞപ്പോഴും സാർവദേശീയ വലതുപക്ഷം ക്യൂബയുടെ പതനം പ്രവചിച്ചെങ്കിലും അവർ പുതിയ വെല്ലുവളികൾ നേരിട്ടുകൊണ്ട‌ു മുന്നേറുകയാണ്. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഭരണഘടനയും. അതിലും അവർ വിജയിക്കും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ചെഗുവേരയെ വീൽചെയറിൽ കൊണ്ടുവരുന്ന കരിവള്ളൂരുകാർ; മാന്തളിരും കരിവള്ളൂരും തമ്മിലെന്ത്‌ ? അതിരുകളില്ലാത്ത ക്യൂബന്‍ മാനവികത- പി രാജീവ് എഴുതുന്നു VIDEO ചെര്‍ണോബില്‍: എച്ച്ബിഒ വളച്ചൊടിക്കുന്ന ചരിത്രം ദാക്ഷായണി വേലായുധൻ; ജാതീയതയെ ‘തുഴഞ്ഞുമാറ്റി’ ഭരണഘടനയിൽ ഒപ്പുവച്ച ധീരവനിത ഹിറ്റ്‌ലറല്ല കുമ്മനം; ഞങ്ങളുടെ മാതൃക ചെഗുവേര തന്നെ: മുഹമ്മദ് റിയാസ് ചെഗുവേരയും ഇന്ത്യയും തമ്മിലെന്ത് കെഎസ്‌യു പ്രവര്‍ത്തകയ്ക്കുള്ള മറുപടി പോസ്റ്റ് വൈറലായി ആരോഗ്യമേഖലയിലെ ക്യൂബന്‍ മാതൃക കാസ്ട്രോയുടെയും ചെ ഗുവേരയുടെയും മഹത്തായ സംഭാവന ആർഎസ്‌എസ്‌ ലക്ഷ്യം കേരളത്തിൽ നടക്കില്ല; കോൺഗ്രസ്‌ വർഗീയതയുമായി സമരസപ്പെട്ടു: മുഖ്യമന്ത്രി ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടി ഇന്നുമുതൽ പുടിൻ ഇന്ത്യയിലെത്തും 10 കരാർ ഒപ്പിടും "വ്യക്തിവിരോധമല്ല രാഷ്ട്രീയം തന്നെ എന്റെ മകനെ ഇല്ലാതാക്കിയത്‌ ആർഎസ്‌എസിന്റെ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നുമല്ല’ ഏറ്റവും തൃപ്തിയിൽ നിക്ഷേപിക്കാവുന്നത്‌ കേരളത്തിൽ: എം എ യൂസഫലി നേതൃത്വം ഒറ്റക്കെട്ടാണെന്ന് വേണുഗോപാൽ പരിഹാസമെന്ന് എ, ഐ ഗ്രൂപ്പുകൾ മുസ്ലിം ‘നാമധാരി’ മതിയെന്ന്‌ അന്ന്‌; എല്ലാ മുസ്ലിമും പറ്റില്ലെന്ന്‌ ഇന്ന്‌ വഖഫിൽ ലീഗ്‌ മലക്കംമറിച്ചിൽ എസ്‌ബിഐ യോനോ വിൽപ്പനയ്‌ക്ക്‌ അനുബന്ധ കമ്പനിയാക്കാൻ നീക്കം എസ്‌എൻഡിപിയുടേത്‌ സനാതന ധർമമല്ല, ശ്രീനാരായണ ധർമ പരിപാലനം: വി മുരളീധരനെ തിരുത്തി മുഖ്യമന്ത്രി രാജസ്ഥാനില്‍ ഒരുകുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 14. സ്ഥാപനം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്കായി തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതി പ്രകാരം ആസ്സാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട പത്തൊമ്പത് ലക്ഷത്തോളം പേരില്‍ മുസ്‌ലിംകള്‍ മാത്രമാണ് പുറത്താവുന്നത്. ഇവരെ പാര്‍പ്പിക്കാന്‍ തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുകയാണ് ഗവണ്മെന്റ്. വിദേശികളെന്ന് മുദ്രകുത്തുകയാണ് ലക്ഷക്കണക്കിന് വരുന്ന മുസ്‌ലിംകളെ. 46 കോടി രൂപയാണ് തടവുകേന്ദ്രത്തിന്റെ നിര്‍മ്മാണത്തുക. അതേസമയം, തടവറകള്‍ ഒരുക്കുന്ന നടപടിയില്‍ ആശങ്കയില്‍ കഴിയുകയാണ് ആസ്സാമിലെ മുസ്‌ലിംകള്‍. ഗുവഹാത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഗോല്‍പാറ ജില്ലയിലെ മാത്തിയയിലാണ് രണ്ടര ഏക്കറോളം വരുന്ന പ്രദേശത്ത് ഇന്ത്യയിലെ ആദ്യ തടവുകേന്ദ്രം നിര്‍മാണം പൂര്‍ത്തിയാവാനൊരുങ്ങുന്നത്. മൂവായിരം പേരെ ഈ കേന്ദ്രത്തില്‍ താമസിപ്പിക്കുമെന്ന് ഗവണ്മെന്റ് അധികൃതര്‍ പറയുന്നു. മഴ കാരണം നിര്‍മാണപ്രവൃത്തികള്‍ ചെറുതായി തടസ്സപ്പെട്ടെങ്കിലും ഈ മാസാവസാനത്തോടെ പൂര്‍ത്തിയാവും. നേരത്തേ തടവുകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടില്ല. തടവറകള്‍ക്ക് പുറമെ അതിനകത്ത് ആരോഗ്യകേന്ദ്രം, പൊതുഅടുക്കള, 180 ടോയ്‌ലറ്റുകള്‍, എന്നിവയും തടവുകേന്ദ്രത്തിന് മുന്‍വശം ഒരു െ്രെപമറി സ്‌കൂളും സ്ഥാപിക്കുന്നുണ്ട്. ഇരുപത് അടിയോളം വരുന്ന ചുറ്റുമതിലും ഈ തടവുകേന്ദ്രത്തിന് ചുറ്റും സ്ഥാപിക്കുന്നുണ്ട്. നാലോ അഞ്ചോ പേരുള്ള ഹോസ്റ്റല്‍ മുറികളായിരിക്കും തടവുകേന്ദ്രത്തില്‍ ഉണ്ടാവുകയെന്ന് അധികൃതര്‍ പറയുന്നു. സമാനമായ തടവുകേന്ദ്രങ്ങള്‍ ആസ്സാമിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച് അവിടെ പൗരത്വ പട്ടികയില്‍ ഇടം പിടിക്കാത്തവരെ താമസിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് തീരുമാനം. ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച ആസ്സാം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ എഴുപത് ശതമാനത്തിലധികം വരുന്ന മുസ്‌ലിമേതരര്‍ പൗരത്വ ഭേദഗതി നിയമത്തോടെ പൗരത്വം ലഭിക്കുന്നവരായി മാറും. ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്ക് തങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്താനും പരാതികള്‍ സമര്‍പ്പിക്കാനുമായി നല്‍കിയ 120 ദിവസത്തെ സമയം ഡിസംബറോടെ കഴിയും. കൊറോണ ഭീതിയിലും പൗരത്വനിയമത്തില്‍ പിന്നോട്ടില്ല; പുതിയ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ സി.എ.എ: ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാനുള്ള കാലാവധി തീര്‍ന്നു- നടപ്പാക്കുന്നത് വൈകും ഭക്ഷണത്തിന് പോയ വേളയില്‍ കട പൂട്ടി സീല്‍ വച്ചു; പൗരത്വ പ്രതിഷേധ സമരക്കാര്‍ക്കു നേരെ യോഗി സര്‍ക്കാറിന്റെ പ്രതികാരം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം പ്രതിഷേധം ഭയന്ന് ആസാം സന്ദര്‍ശനം റദ്ദാക്കി മോദി തെരഞ്ഞെടുപ്പ് തിരിച്ചടി: കെജ്‌രിവാളിനെ പുകഴ്ത്തി ബിജെപി എംപി അസം പൗരത്വ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത് പൗരത്വനിയമത്തിനെതിരായ പ്രതിഷേധഗാനം ‘സമരത്തെരുവ്’ ചന്ദ്രിക യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു ആസ്‌ട്രേലിയക്കെതിരെ നിശ്ചയിച്ച ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27-ന് ആസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം. താലിബാന്‍ രാജ്യം കീഴടക്കിയതിന് ശേഷം നടക്കാന്‍പോകുന്ന അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരമാണിത്. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നല്ല ബന്ധമുണ്ടെന്നും ഈ മത്സരത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്താനടക്കം പങ്കെടുക്കുന്ന ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടക്കാനുണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ്‌ പറഞ്ഞു. സമീപകാലത്ത് മികച്ച നേട്ടമുണ്ടാക്കിയ അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറ് മാസത്തെ ഇടവേളയ്ക്കുശേഷം ഒക്ടോബർ അവസാനത്തോടെ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെ ചലച്ചിത്ര രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ സംഘടനാ പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനും പങ്കെടുക്കും. കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്ററുടമകളുടെയുമുൾപ്പെടെ അഞ്ച് സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ പൂട്ട് വീണ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കാനൊരുങ്ങുമ്പോൾ സിനിമാ ലോകത്തിനും തിയേറ്ററുടമകൾക്കും ആശങ്കകളനവധിയുണ്ട്. തങ്ങൾ പല തവണ ശ്രദ്ധയിൽപെടുത്തിയിട്ടുള്ള ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര പാക്കേജ് എന്ന ആവശ്യത്തിൽ അനുകൂല നിലപാടുണ്ടാകണമെന്ന ആവശ്യം ഇപ്പോഴും പൂർണമായി സർക്കാർ അംഗീകരിച്ചിട്ടില്ലെന്ന അഭിപ്രായമാണ് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷന്റെ (ഫിയോക്ക്)ന്റേത്. വിനോദ നികുതി ഒഴിവാക്കുക, തിയേറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ നിശ്ചിത വൈദ്യുതിനിരക്ക് ഒഴിവാക്കുക, കേരള സ്റ്റേറ്റ്, ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ, ചലച്ചിത്ര അക്കാദമി എന്നിവർക്ക് കൊടുക്കാനുള്ള വിഹിതം ഒരുവർഷത്തേക്ക് ഒഴിവാക്കുക, തുറക്കുന്ന സമയത്ത് തിയേറ്ററുകളുടെ ലൈസൻസിന്റെ ഡേറ്റ് തീർന്നിരിക്കുന്നതിനാൽ തുടർന്ന് പ്രദർശനം നടത്താനുള്ള സാഹചര്യമുണ്ടാക്കുക, കെട്ടിടനികുതി ഒരുവർഷത്തേക്ക് ഒഴിവാക്കുക, കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നും ലോൺ എടുത്തിരിക്കുന്ന തിയേറ്ററുകൾക്ക് പലിശ ഇളവ് ചെയ്ത് തരിക, ഒന്നിൽകൂടുതൽ സ്ക്രീനുകളുള്ള തിയേറ്ററുകളിൽ ലൈസൻസുള്ള ഒരു ഒാപ്പറേറ്ററെയെങ്കിലും നിജപ്പെടുത്തണം, എന്നിങ്ങനെ ഏഴ് ആവശ്യങ്ങളാണ് ഫിയോക്ക് നേരത്തെ സർക്കാരിന് മുന്നിൽവച്ചത്. വീണ്ടും തിയേറ്ററുകൾ തുറക്കാൻ അനുവദിച്ച സർക്കാർ ഇൗ പാക്കേജും അനുവദിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ഫിയോക്കും മറ്റു ചലച്ചിത്ര സംഘടനകളും. സർക്കാരിന്റെ തീരുമാനമറിഞ്ഞശേഷം തിയേറ്ററുടമകളുടെ യോഗം വിളിക്കുമെന്ന് ഫിയോക്കിന്റെ ജനറൽ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി രണ്ടുദിവസം മുൻപ് എറണാകുളത്ത് നിർമ്മാതാക്കളുടെ സംഘടന യോഗം കൂടിയിരുന്നു. തിയേറ്ററുകൾ തുറക്കുമ്പോൾ അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിക്കുന്നതിന് പുറമേ രണ്ട് ഡോസ് വാക്സിനെടുത്തവരെ മാത്രമേ പ്രവേശിപ്പിക്കാവുവെന്ന സർക്കാർ നിലപാടിനെ സിനിമാസംഘടനകൾ എതിർത്തിരുന്നു. രജനികാന്തിന്റെ അണ്ണാത്തെ, സുരേഷ് ഗോപിയുടെ കാവൽ, ദുൽഖർ സൽമാന്റെ കുറുപ്പ്, പൃഥിരാജ് അതിഥി വേഷത്തിലെത്തുന്ന സ്റ്റാർ, ആസിഫ് അലിയുടെ എല്ലാം ശരിയാകും, ആന്റണി വർഗീസിന്റെ അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ഒക്ടോബർ ഒടുവിലും നവംബറിലുമായി തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങൾ. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. news 'ചുറ്റുപാടുകൾക്ക് അടിമകളാണ് മനുഷ്യന്മാർ മരക്കാറിന്റെ പുതിയ ടീസറിന് ആരാധകർക്കിടയിൽ വൻ വരവേൽപ്പ് പ്രിയദർശൻ മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന 'മരക്കാർ അറബിക്കടൽ സിംഹ social-media ട്രെയിൻ വരുന്നതുവരെ സമയം കൊല്ലാമല്ലോ എന്ന് കരുതിയാണ് കയറിയത്, മരക്കാറിനെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് കാർമേഘം മാറി സൂര്യൻ ഉദിച്ചു. ഇന്നലെ മോഹൻലാൽ ഫേസ്ബുക്കിൽ ലൈവിൽ വന്ന് മരക്കാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. news സാബു സിറിൾ പറഞ്ഞിട്ടും കാണാൻ പ്രഭാസ് തയ്യാറായില്ല, മോഹൻലാൽ ആ സമയം ചപ്പലുമിട്ട് പ്ളാസ്‌റ്റിക് കസേരയിൽ ഇരിക്കുകയാണ് മരക്കാൾ ഷൂട്ടിംഗ് ലൊക്കേഷനിലെ കൗതുകകരമായ ഒരു സംഭവത്തെ കുറിച്ചുള്ള നടൻ ഗണേശ് കുമാറിന്റെ വാക്കുകൾ വൈറലാവുകയാണ്. news ലിജോ-മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഷൂട്ടിംഗ് പൂർത്തിയായി മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റ ഷെഡ്യൂളിലാണ് news മരക്കാർ സിനിമയുടെ വിജയം നാടിനെ സ്നേഹിക്കുന്നവരുടെ വിജയമെന്ന് മോഹൻലാൽ മരക്കാര്‍ സിനിമയെ സ്വീകരിച്ച കുടുംബ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം news ദർശനയ്ക്ക് ശേഷം ഹൃദയത്തിലെ രണ്ടാമത്തെ ഗാനം, ലിറിക്കൽ വീഡിയോ ഇന്നെത്തും വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഹൃദയം സിനിമയുടെ ടീസർ മുതൽ ഓരോ വാർത്തയും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. interview ഇതിലും വലിയ സിനിമകൾ വരാനിരിക്കുന്നു, മരക്കാർ നൽകിയത് ആ ധൈര്യമാണ്, മോഹൻലാൽ  പറയുന്നു തീർച്ചയായും. സിനിമയെ സ്നേഹിക്കുന്ന ആൾക്കാർ തന്നെയാണ് തിയേറ്ററുകളിലെത്തിയത്, അതുകൊണ്ടാണല്ലോ ഇവർ രണ്ട് വർഷം ഈ സിനിമക്ക് വേണ്ടി കാത്തിരുന്നത്. news അയാൾ ജീവിക്കുന്നത് ഇന്നാട്ടിലെ സാധാരണക്കാരന്റെ മനസിലാണ്, ഒന്നു തൊടാൻ ദൈവത്തെ പോലും അനുവദിക്കില്ല; മരക്കാർ വിവാദങ്ങളിൽ പ്രതികരിച്ച് സഹനിർമ്മാതാവ് ഏറെ പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയ ചിത്രമാണ് മരക്കാർ അറബിക്കടിലിന്റെ സിംഹം. എന്നാൽ, ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ തന്നെ നിരവധി വിമർശനങ്ങൾ news സി ബി ഐ പരമ്പരയിൽ മമ്മൂട്ടിക്കൊപ്പം കുറ്റാന്വേഷണത്തിനൊരുങ്ങി രമേശ് പിഷാരടി; എത്തുന്നത് ജഗതിയ്ക്ക് പകരമോ കാലത്തിനനുസൃതമായി ചിത്രത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ് എൻ സ്വാമി സൂചിപ്പിച്ചിരുന്നു. ചിത്രത്തിലെ താരഘടനയിലും അത്തരത്തിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. news തെറ്റ് ചെയ്തവർക്കെതിരെ മത്സരിക്കാനാണ് തീരുമാനം, അത് പലരെയും അസ്വസ്ഥപ്പെടുത്തും; താരസംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ news 'മരക്കാറി"ന് വേണ്ടി മേക്കപ്പിട്ട് താരങ്ങൾ; ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ ദിവസമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിലെത്തിയത്. കുഞ്ഞാലി മരക്കാറുടെ ജീവിതം പറയുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് അന്നയുടെ പിന്നിലൊളിച്ച് കാമുകൻ; അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നുവെന്ന് താരം കത്രീന കൈഫ് വിക്കി കൗശൽ ദമ്പതികളുടെ ഫ്‌ളാറ്റിന്റെ മാസവാടക എട്ട് ലക്ഷം രൂപ, അയൽക്കാരായി എത്തുന്നത് മറ്റൊരു താരജോഡി നടി അർച്ചന സുശീലൻ വിവാഹിതയായി; പ്രവീണിനെ ലഭിച്ച താൻ ഭാഗ്യവതിയെന്ന് താരം എഴുത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ആലങ്കോട് ലീലാകൃഷ്ണന് തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം ജില്ലാ ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശന് പതാക കൈമാറുന്നു മറയുന്ന കാഴ്ചകൾ പുത്തൻ തലമുറ മൊബൈലിലും സമൂഹ മാദ്ധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഏറെ കുടുതലും ഉള്ളത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു തലമുറ ഇനി നമുക്ക് കാണാൻ കഴിയണം എന്നില്ല. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കുത്താട്ടുകുളത്ത് പാടശേഖരത്ത്‌ നട്ടിരിക്കുന്ന ഞാറിൽ അച്ഛനൊപ്പം മരുന്ന് തളിക്കാൻ പോകുന്ന മകൾ ഫോട്ടോ ഫ്രെയിം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ഡിവൈഡറിൽ പരസ്യ ചിത്രങ്ങൾ വെക്കുന്നതിനായി ഫ്രെയിമുകൾ സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി ഉഷ്ണ-മിതോഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് ഈറ്റ (elephant bamboo India reed bamboo ഇതിന്റെ ശാസ്ത്രീയനാമം Ochlandra travancorica എന്നാണ്. കേരളത്തിലെ പശ്ചിമഘട്ട[1] മലനിരകളിലും തണ്ണീർതടങ്ങളുടേയും നദീ തടങ്ങളിലും കണ്ടുവരുന്ന ഈറ്റ ഒരു ബഹുവർഷി സസ്യം കൂടിയാണ്. കേരളത്തിൽ പ്രധാനമായും മൂന്നിനം ഈറ്റകളാണ് കണ്ടുവരുന്നത് അഞ്ച് മുതൽ ആറ് മീറ്റർവരെ ഉയരമുള്ള സസ്യമാണ് വെള്ളീററ. ഇളം പച്ച നിറത്തിലുള്ള ഈറ്റയുടെ ഓരോ മുട്ടുകൾക്കും രണ്ടു മുതൽ മൂന്നടിവരെ നീളമാണുള്ളത്. വെളുത്ത നിറത്തിലുള്ള ഒറ്റപാളി പൊരുമ്പലുകൾ എല്ലാ മുട്ടുകൾക്കും ഉണ്ടാകും. മുപ്പത് സെന്റിമീറ്റർ മുതൽ നാൽപ്പത് സെന്റീമീറ്റർ വരെ നീളമാണ് ഇവയുടെ ഇലകൾക്കുള്ളത്. അഞ്ച് മുതൽ ഏഴുമീറ്റർ ഉയരത്തിൽ വളരുന്നവയാണ് കാരീറ്റ. ഇവയുടെ ഓരോ മുട്ടുകൾക്കും രണ്ടു മുതൽ നാലടി വരെ നീളമുണ്ട്. കറുത്ത നിറത്തിലുള്ള പൊരുമ്പലുകളാണ് കാരീറ്റക്കുള്ളത്. ഇവയുടെ ഇലയും തണ്ടും കരിമ്പച്ചനിറത്തിലാണ് കാണുന്നത്. ഇലകൾക്ക് മുപ്പത് സെന്റീമീറ്റർ മുതൽ അറുപത് സെന്റീമീറ്റർ വരെ നീളവും അഞ്ചു മുതൽ 10 സെന്റീമീറ്റർ വീതിയും ഉണ്ടാകും. മിനുസമാർന്ന ഈറ്റയാണ് അമയീറ്റ. ഈറ്റ യുടെ വലിപ്പം വിരൽ വണ്ണത്തിലാണ്. വെളുത്ത നീളമുള്ള പൊരിമ്പലുകളാണ് ഇവക്കുള്ളത്. ഓരോ മുട്ടുകൾ തമ്മിൽ 20 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ വരെ മാത്രമാണ് അകലമുള്ളത്. ഇവയുടെ ഇലകൾക്ക് ഒരടി നീളവും, രണ്ടു മുതൽ നാല് സെന്റീമീറ്റർ വീതിയുമാണുള്ളത്. വെള്ളീറ്റയും കാരീറ്റയും പനമ്പ് കുട്ട, വട്ടി, മുറം, കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയേോഗിക്കുന്നു. അമയീറ്റ ബിഗ് ഷോപ്പർ നിർമ്മാണത്തിന് പിടിയിടാൻ ഉപയോഗിക്കുന്നു. മൂന്നിനം ഈറ്റകളും പേപ്പർ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. നേരെ വളരുന്ന പ്രകൃതമുള്ള ഈറ്റ കൂട്ടമായി വളരുന്ന ഒരു സസ്യമാണ്. പുൽ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഇത് ഏകദേശം 1 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചാരനിറത്തിൽ അകം പൊള്ളയായ കാണ്ഡത്തിൽ നിന്നും വശങ്ങളിലേയ്ക്ക് ശാഖകൾ ഉണ്ടാകുന്നു. രോമാവൃതമായി പ്രാരംഭദിശയിൽ കാണപ്പെടുന്ന ഈ ശാഖകൾ പിന്നീട് കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു. ശാഖകളിൽ നിന്നും ഉണ്ടാകുന്ന തണ്ടുകളിൽ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ മിനുസമുള്ളതും അടിവശം രോമിലവും ആയിരിക്കും. ഏകദേശം 10 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തതാണ്. സഹപത്രങ്ങളോടുകൂടിയ പൂങ്കുലകൾ കാണപ്പെടുന്ന ഈറ്റയിൽ ഒരു പൂങ്കുലയിൽ ഒരു പെൺപുഷ്പം മാത്രമായിരിക്കും ഉണ്ടാവുക. അണ്ഡാകൃതിയിൽ കാണപ്പെടുന്ന പൂങ്കുലകൾക്ക് ഏകദേശം അൻപത് മില്ലീമീറ്റർ മുതൽ എഴുപത്തഞ്ച് മില്ലീമീറ്റർ വരെ നീളമുണ്ടാകും. പുഴുങ്ങിയ നെല്ല് ഉണക്കുന്നതിനായി ഉപയോഗിച്ചിരുന്ന പനമ്പ് (ഒരു തരം പായ) ഉണ്ടാക്കുന്നത് ഈറ്റയിൽ നിന്നുമാണ്. കൂടാതെ വട്ടി, കുട്ട, മുറം തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനും ഈറ്റ ഉപയോഗിക്കുന്നു. വേരിന്റെ പടലമുള്ളതിനാൽ മണ്ണൊലിപ്പ് തടയുന്നതിന് ജൈവവേലിയായും ഉപയോഗിക്കുന്നു. കൂടാതെ ആനയുടെ പ്രധാന ആഹാരമാണ് ഈറ്റ. ആനയേക്കൂടാതെ പുല്ലിന്റെ അഭാവത്തിൽ കുതിരകളും ഈറ്റ ഭക്ഷണമാക്കാറുണ്ട്. വിക്കിസ്പീഷിസിൽ Ochlandra travancorica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിക്കിമീഡിയ കോമൺസിലെ Ochlandra travancorica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. ജയിച്ചാല്‍ ഒരു മെഴുകുതിരി, ഫസ്റ്റ് ക്ലാസ്സിന് രണ്ടു മെഴുകുതിരി, ഡിസ്റ്റിങ്ഷന്‍ കിട്ടിയാല്‍ ഒരു കൂട് മെഴുകുതിരി റാങ്കുകിട്ടിയാല്‍ എന്തു കൊടുക്കുമെന്ന് മാത്രം എഴുതീയിട്ടില്ല. എന്തോ ദൈവം സഹായിച്ചാല്‍ പോലും എനിക്കു റാങ്കുകിട്ടില്ലന്നു തോന്നിയതുകൊണ്ടാവാം ആ നേര്‍ച്ച വേണ്ടന്നു വെച്ചത്. പണ്ട് പത്താം ക്ലാസ്സ് പരീക്ഷ ഒരുക്കത്തിന്റെ മുന്നോടിയായി അറിയാവുന്ന പരിശുദ്ധമ്മാര്‍ക്ക് നേര്‍ന്ന നേര്‍ച്ചകള്‍ മറന്നു പോകാതിരിക്കാന്‍ സ്വന്തം ഡയറിയില്‍ എഴുതിവെച്ചത്, കഴിഞ്ഞ ദിവസം അലമാര വൃത്തിയാകികൊണ്ടിരുന്ന ഭാര്യക്കാണ് കിട്ടിയതു. ആദ്യം പറഞ്ഞ വരികള്‍ ഒരു കള്ളചിരിയോടെ എന്റെ മുന്നില്‍ വന്നു വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഒരുതരം കളത്തരം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മരവിപ്പാണ് തോന്നിയത്. അതുവരെ കളിയാക്കലുകളില്‍ മുന്നിട്ടു നിന്ന എന്നെ ആറ്റംബോംബിട്ട് തകര്‍ത്ത ഒരു സന്തോഷമാണ് ഞാന്‍ അവളുടെ മുഖത്ത് കണ്ടെതെങ്കിലും അടുത്ത നിമിഷം അത് സ്നേഹത്തില്‍ കലര്‍ന്ന കരുണയിലേക്കൊ, സഹതാപത്തിലേക്കൊ മാറി. ഒരു പ്രസ്ഥാനമായി സ്വാലങ്കൃതനായ എന്റെ യഥാര്‍ത്ഥ രൂപം അവള്‍ക്കു പിടികിട്ടിതുടങ്ങിയതിന്റെ പൂര്‍ണ്ണതയായിരുന്നു ഈ സംഭവം. നേര്‍ച്ചകള്‍ എപ്പോഴും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിലെപ്പോഴെങ്കിലും ദൈവമുള്ളവനും, ഇല്ലാത്തവനുമെല്ലാം ഈ പ്രക്രിയയില്‍ കൂടി കടന്നു പോകാറുണ്ട്. നമുക്ക് ലഭിക്കുന്ന സുഖത്തിന്, സന്തോഷത്തിന് അതിനു കാരണക്കാരായവര്‍ക്ക് കൊടുക്കുന്ന "സന്തോഷത്തിനെ ദൈവത്തിന്നു കൊടുക്കുമ്പോള്‍ നമ്മള്‍ നേര്‍ച്ചകള്‍ എന്നാക്കുന്നു എന്നുമാത്രം. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്റെ സുഹൃത്ത് ചാക്കോച്ചന്‍ അവന്റെ പരീക്ഷ വിജയത്തിനു കാരണക്കാരന്‍ ദൈവമാണെന്ന് പറയുമായിരുന്നു, അതിനു അവന്‍ എത്ര നേര്‍ച്ചകള്‍ ഇട്ടിടുണ്ട് എന്നു കളിയാക്കിയതുകൊണ്ടാണോ എന്തൊ എന്തിനും ഏതിനും ദൈവത്തിന്റെ സഹായം ഞാന്‍ തേടാന്‍ തോന്നി തുടങ്ങിയത്. സ്വന്തം കാര്യത്തിനായാലും, വേണ്ടപ്പെട്ടവരുടെ കാര്യത്തിനായാലും നേര്‍ച്ചകളില്‍ എപ്പോഴും ഒരു പ്രത്യാശയുണ്ടു. വ്യാധികള്‍ മാറി ജീവിതത്തിലേക്ക് വരുവാന്‍, കഷ്ട്ടപാടുകളില്‍ നിന്നും രക്ഷപെടാന്‍, കല്യാണം നടക്കാനും നടക്കാതിരിക്കാനും, ജോലികിട്ടന്‍, ലോട്ടറിയടിക്കാന്‍, സാറിന്റെ കയ്യില്‍ നിന്നും അടികിട്ടാതിരിക്കാന്‍, ചോദ്യം ചോദിക്കാതിരിക്കാന്‍, പരീക്ഷയില്‍ ജയിക്കാന്‍, കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍, കോപ്പിയടിക്കാന്‍, തെറ്റ് ചെയ്യാന്‍ അങ്ങനെ ആവശ്യങ്ങളുടെ നിര നീണ്ടു പോകുന്നു. ചെറുപ്പത്തില്‍ എന്റെ ചെവിവേദനമാറിയത് പരിശുദ്ധന്മ്മരോടുള്ള എന്റെ അമ്മയുടെ പ്രാര്‍ത്ഥന-നേര്‍ച്ചകള്‍ കൊണ്ടാണെന്ന് കെട്ടിടുണ്ട്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നിമിഷങ്ങളില്‍ തളര്‍ന്നു പോകാതെ താങ്ങിനിര്‍ത്തുന്നതാണ് ദൈവവിചാരം, അതിന്റെ പ്രതീക്ഷകളാണ് നേര്‍ച്ചകള്‍. പല ജീവിത പ്രതിസന്ധികളില്‍ കൂടി കടന്നു പോയപ്പോളൊക്കെ നേര്‍ച്ചകളിലെ ഈ പ്രതീക്ഷകളാണ് എന്നെ താങ്ങി നിര്‍ത്തിയത്. ദൈവികമായ ഈ പ്രത്യശകളാണ് നമ്മെ പ്രത്യാശയുള്ള ജീവിതത്തിലേക്ക് നയിക്കുന്നതും. എത്രയൊക്കെ പഠിച്ചു ആത്മ വിശ്വാസത്തോടെ പരീക്ഷ എഴുതിയാലും അതിന്റെ ഫലം വരുന്നതിനു മുന്‍പ് നേര്ച്ച നേരുന്ന പതിവ് എനിക്കും ഉണ്ടായിരുന്നു ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇപ്പോഴും നെറച്ച നേരാറുണ്ട് എല്ലാം ഒരു വിശ്വാസം മാത്രം..അതിന്റെ ശാസ്ത്രീയ വശങ്ങള്‍ ഒന്നും ഇതുവരെ ചികയാന്‍ പോയിട്ടില്ല..ഈ നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍ . ഈ ബ്ലോഗിലേക്ക് വരുകയും എന്‍റെ മനോവിചാരങ്ങള്‍ വായിക്കുകയും ചെയ്ത താങ്കള്‍ക്ക് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി ഒന്നുമില്ലായ്മയില്‍ നി ഇന്നൊരു വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടത് dreams wont work unless you do എന്നാണ് ശരിക്കും എന്റെ പ്രശ്നവും അതൊക്കെ തന്നെയാണ് ഒരുപാട് സ് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കഴിഞ്ഞാൽ പുതിയൊരു വർഷം ആരംഭിക്കുകയാണ് ആധുനികതയുടെ കുതിച്ചു ചാട്ടത്തിൽ ഇന്ന് ലോകം ഒരു വിരൽ തുമ്പിലേക്ക് ചെറുതായ ഹായ് എന്ന രണ്ടക്ഷരം മുഖപുസ്തകത്തിന്റെ ജാലകം തുറന്നു മുന്നിലേക്ക് വന്നപ്പോൾ ഉണങ്ങിവരണ്ട ഭൂമിയിലേക്ക് വീണ തണുത്ത മഴത്തുള്ളി പോലെയാണ് എനിക്ക് ഈ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം ചിന്തകളും, കാഴ്ചപ്പാടുകളുമാണ്. ഇതുമൂലം ഉണ്ടാകുന്ന കഷ്ട്ട-നഷ്ട്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. Powered by Blogger. പൂച്ചാക്കല്‍: രണ്ടുവര്‍ഷംമുന്‍പ് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ടിലൂടെ പിടിയിലായ സുനില്‍ സുരേന്ദ്രനും(കീരിസുനി) കൂട്ടാളിയും മാലപൊട്ടിക്കലിന് ആലപ്പുഴ പോലീസിന്റെ പിടിയിലായി. കോട്ടയം പൂഞ്ഞാര്‍ തെക്കേകര കീരിയാനിക്കല്‍ സുനില്‍ സുരേന്ദ്രന്‍(43 കോട്ടയം അരുവിത്തറ മീനച്ചില്‍ ചേലപീരുപറമ്പില്‍ മുഹമ്മദ് ഷംഷാദ് അല്‍ത്താഫ്(കുട്ടാപ്പി- 30) എന്നിവരാണു പിടിയിലായത്. മുഹമ്മദ് ഷംഷാദ് അല്‍ത്താഫ് എട്ടുകേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങിനടന്നാണു മാലപൊട്ടിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സുനിയും മുഹമ്മദ് ഷംഷാദ് അല്‍ത്താഫും ചേര്‍ന്ന് മാലപൊട്ടിച്ചത്. അന്ന് ആലപ്പുഴജില്ലയില്‍ ആറു മാലപറിക്കല്‍ നടന്നിരുന്നു. ജില്ലയിലെ അഞ്ചുകേസുകള്‍ കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനുമാണ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, പൂച്ചാക്കലില്‍നടന്ന മാലപറിക്കല്‍ ആരാണുനടത്തിയതെന്ന് വ്യക്തമായില്ല. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച്, പലജില്ലകളിലായി കൂടുതല്‍ മാലപൊട്ടിച്ചിട്ടുള്ള കാവനാട് ശശിയെയും ഉണ്ണിയെയും പിന്തുടരുകയായിരുന്നു പോലീസ്. കാവനാട് ശശിയും ഉണ്ണിക്കൃഷ്ണനും സുനിയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളതായും പോലീസ് കണ്ടെത്തി. 31 ഫോണുകള്‍ മാറിയുപയോഗിച്ചും പലസംസ്ഥാനങ്ങള്‍ മാറിസഞ്ചരിച്ചും സുനി പോലീസിനെ കുഴപ്പത്തിലാക്കുകയും ഓഗസ്റ്റ് 20-ന് ശേഷം ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്തുവെക്കുകയും ചെയ്തു. 2020-ല്‍ ജയിലില്‍നിന്ന് ഇറങ്ങിയശേഷം മാട്രിമോണി ആപ്പ്വഴി പരിചയപ്പെട്ട വിധവകളായ സ്ത്രീകളുമായി സുനി അടുപ്പത്തിലാകുകയും അടുത്തിടെ പാലക്കാട് സ്വദേശിനിയെ വിവാഹംകഴിക്കുകയും ചെയ്തു. തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണഭാഗത്ത് താമസിക്കുന്നതായി പോലീസിന് വിവരംലഭിച്ചിരുന്നു. അന്വേഷണസംഘം രണ്ടായി പെരിന്തല്‍മണ്ണയിലും കോട്ടയത്തും ഒരേസമയം പ്രതികളെ അന്വേഷിച്ച് പുറപ്പെട്ടപ്പോഴാണ് കുട്ടാപ്പി കോട്ടയത്തുനിന്നു മലപ്പുറത്തേക്കു സഞ്ചരിക്കുന്നതായി വിവരംലഭിച്ചത്. നാല് വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്തു; പ്രഥമാധ്യാപകനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരേ കേസ് ജയ്പുര്‍: രാജസ്ഥാനില്‍ നാല് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് കണ്ണില്‍ കുരുമുളകുപൊടി വാരിയിട്ടിട്ടും വിട്ടില്ല, മാല മോഷ്ടിച്ച സ്ത്രീയെ പിന്തുടര്‍ന്ന് പിടികൂടി രാത്രി വീട് കുത്തിത്തുറന്ന് കവര്‍ന്നത് 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍; വീട്ടിലാകെ മഞ്ഞള്‍പ്പൊടി വിതറി ബസില്‍ മാല മോഷണം; മധുര സ്വദേശിനിയെ മാല നഷ്ടപ്പെട്ട സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടി ട്രെയിന്‍ യാത്രക്കാരിയെ മയക്കികിടത്തി മോഷണം; പാന്‍ട്രി ജീവനക്കാരന്‍ പിടിയില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. നാല് വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്തു; പ്രഥമാധ്യാപകനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരേ കേസ് പെണ്‍കുട്ടികളോട് മോശം പെരുമാറ്റം; ക്രിമിനലിനെ നടുറോഡില്‍ കൈകാര്യം ചെയ്ത് സ്ത്രീകള്‍ മോഷണം ആരോപിച്ച് പാകിസ്താനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ആ ദിവസം ഹോട്ടലില്‍ വന്നവര്‍ ആര്? ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുടിയും നഖവും പരിശോധിക്കും കൊച്ചി വരും തലമുറയ്ക്കു വേണ്ടി ജലം സംരക്ഷിക്കേണ്ടതിന്റെയും പ്രകൃതിയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത പകരുന്ന ചിത്രം നല്ലവിശേഷം’ 15ന്‌ വിവിധ ഒടിടികളിൽ റലിസ്‌ ചെയ്യും. സൈനപ്ളേ, ഫസ്റ്റ്ഷോസ്, സിനിയ, കൂടെ, റൂട്ട്സ്, എല്‍ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ്‌ റിലീസ്‌ ആകുന്നത്‌. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയ ചിത്രമാണ്‌ നല്ലവിശേഷം. ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ്‌, ചെമ്പില്‍ അശോകൻ, ബാലാജി ശര്‍മ്മ, ദിനേശ പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവൻ നാരായണൻ കുട്ടി, തിരുമല രാമചന്ദ്രൻ, ചന്ദ്രൻ. മധു വളവില്‍, അപര്‍ണ്ണ നായര്‍, അനീഷ, സ്റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്, രഞ്ജു നിലമ്പൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍, നിര്‍മ്മാണം ‐ അജിതൻ, ഛായാഗ്രഹണം ‐ നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം‐വിനോദ്‌ കെ വിശ്വൻ, എഡിറ്റിംഗ്‌ ‐ സുജിത്‌ സഹദേവ്‌ ചീഫ്‌ അസ്സോസിയേറ്റ് ഡയറക്ടര്‍ ‐ മനീഷ് ഭാര്‍ഗവൻ, കല‐ രാജീവ്, ചമയം ‐ മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും ‐ അജി മുളമുക്ക്, കോറിയോഗ്രാഫി ‐കൂള്‍ ജയ്‌ ഗാനരചന ഉഷാമേനോൻ (മാഹി സംഗീതം ‐ സൂരജ് നായര്‍, റെക്സ്, സൗണ്ട് എഫക്ട്‌ ‐സുരേഷ് സാബു, പശ്ചാത്തലസംഗീതം ‐വിനു തോമസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ശ്യാം സരസ്സ്, ഫിനാൻസ് കണ്‍ട്രോളര്‍ ‐ സതീഷ്, യൂണിറ്റ് ‐ചിത്രാഞ്ജലി, പി ആര്‍ ഓ ‐ അജയ് തുണ്ടത്തില്‍. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. വിശാലിൻ്റെ വീരമേ വാകൈ സൂടും ജനുവരി 26 ന് " എല്ലാം സെറ്റാണ് ടൈറ്റിൽ പോസ്റ്റർ റിലീസായി ജയസൂര്യ,നാദിര്‍ഷ ചിത്രം ഈശോ യു' സർട്ടിഫിക്കറ്റ് നേടി കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം- മന്ത്രി വീണാ ജോര്‍ജ് കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ സന്ദീപിന്റെ കൊലപാതകം നിഷ്‌ഠൂരം; പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്‌ മുന്നിലെത്തിക്കും: മുഖ്യമന്ത്രി സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌ VIDEO എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു: മദ്രസ അധ്യാപകനെതിരെ കേസെടുത്തു സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി ബാധകമാണോ? ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10 D) അനുസരിച്ചാണ് പോളിസി തുക ആദായ നികുതിയുടെ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കുന്നത് എല്‍ഐസി ഉള്‍പ്പെടെയുള്ള കമ്പനികളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലേക്ക് പ്രീമിയം അടയ്ക്കുമ്പോള്‍ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80 സി അനുസരിച്ച് കിഴിവ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്ന കാര്യം വളരെ സുപരിചിതമാണ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി ബാധകമാണോ? ഒരുപാട് വ്യക്തികള്‍ ഉന്നയിക്കുന്ന ഒരു സംശയമാണ്. മേല്‍സാഹചര്യത്തില്‍ പ്രസ്തുത കാര്യങ്ങള്‍ വിശദീകരിക്കുന്നു. 1. താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുക * പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ (ഭാഗികമായി മാത്രം തുക ലഭിക്കുന്നു) * മരണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ 2. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10 D) അനുസരിച്ചാണ് പ്രസ്തുത തുക ആദായ നികുതിയുടെ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കുന്നത്. * വകുപ്പ് 10 (10 D) അനുസരിച്ച് താഴെ ചേര്‍ക്കുന്ന തുകകള്‍ ഒഴികെ മറ്റെല്ലാ പോളിസി തുകകളും (ബോണസ് ഉള്‍പ്പെടെ) ആദായ നികുതിയുടെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ വകുപ്പ് 10 (10 D) വളരെ പ്രസക്തമാണ്. (a) വിഭിന്ന ശേഷിയുള്ള ആശ്രിതരായ വ്യക്തികളുടെ ക്ഷേമത്തിന് വേണ്ടി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിച്ച തുക വകുപ്പ് 80 DD (3) അനുസരിച്ച് ലഭിക്കുമ്പോള്‍ (b) കീമാന്‍ ഇന്‍ഷുറന്‍സ് പോളിസി തുക (ജീവനക്കാരന്റെ മേല്‍ എടുക്കുന്ന പോളിസിയാണ് കീമാന്‍ ഇന്‍ഷുറന്‍സ് പോളിസി) ലഭിക്കുമ്പോള്‍ (c) 01/04/2003 നും 31/03/2012 നും ഇടയില്‍ ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 20 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോള്‍. (d) 01/04/2012ന് ശേഷം ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 10 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോള്‍. എന്നാല്‍ 01/04/2013 ന് ശേഷം വിഭിന്ന ശേഷിയുള്ള വ്യക്തികള്‍ക്ക് വേണ്ടിയും (As per Sec 80 U) ഇഷ്യു ചെയ്ത പോളിസിയുടെ കാര്യത്തിന്മേല്‍ പ്രസ്താവിച്ച 10 ശതമാനം എന്നത് 15 ശതമാനം എന്നായിരിക്കും. K Surendran ജനങ്ങൾ കഷ്ടപ്പെടുന്നു കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.സുരേന്ദ്രൻ K Surendran ജനങ്ങൾ കഷ്ടപ്പെടുന്നു കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.സുരേന്ദ്രൻ ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം. തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ (K-Rail) പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ (Kerala Government) പിന്മാറണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran നാട്ടിൽ പ്രളയവും (Kerala Floods) വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് പിന്നിൽ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം. ക്വാറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സർക്കാർ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം. ദുരന്തത്തിന് പിറ്റേ ദിവസം മുതൽ ഖനനം ആരംഭിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ സമീപനമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയാവുന്നത്. ദുരന്തബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ പോകാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയബാധിതരെ സഹായിക്കാൻ അവിടെ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികൾക്ക് പോലും അവശ്യ സാധനങ്ങൾ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളിൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് എവിടെ എത്തി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റീബിൽഡ് കേരളയ്ക്കായി പിരിച്ചെടുത്ത കോടികൾ എവിടെ? പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. Also Read- Ambergris രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യവുമായി രണ്ടു പേർ പിടിയിൽ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പിണറായി സർക്കാർ കെ-റെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മെട്രോമാൻ ഇ-ശ്രീധരൻ വെച്ച കെ-റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. Also Read എസ്എഫ്ഐയും ആര്‍എസ്എസും തമ്മിലെന്ത് വ്യത്യാസം MG സര്‍വകലാശാല പ്രശ്‌നത്തില്‍ AISF വനിതാകമ്മീഷനും ശിശുക്ഷേമ സമിതിയും ആരുടെ താത്പര്യമാണോ സംരക്ഷിക്കേണ്ടത് അതിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ശിശുക്ഷേമ സമിതി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ്. സാംസ്ക്കാരിക നായകൻമാരും വനിതാപ്രവർത്തകരും ഈ കാര്യത്തിൽ ഇടപെടാത്തത് ദുരൂഹമാണ്. അങ്ങേയറ്റം നിയമവിരുദ്ധവും ധാർമ്മികവിരുദ്ധവുമായ കാര്യം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്നിട്ടും സിപിഎമ്മും സർക്കാരും മൗനത്തിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. K Surendran ജനങ്ങൾ കഷ്ടപ്പെടുന്നു കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കെ.സുരേന്ദ്രൻ KAS vs IAS| കെഎഎസുകാർക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ; എതിർപ്പുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ കുസൃതി അല്‍പം കൂടി; കഴുത്തില്‍ കെട്ടിയ ശംഖ് വിഴുങ്ങി ആനക്കുട്ടി; രക്ഷകരായി ഡോക്ടര്‍മാര്‍ കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികളും; ശുപാര്‍ശ അംഗീകരിച്ച് മന്ത്രി ശിവന്‍ കുട്ടി Liquor Consumption| മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളം; കുടിയിൽ ഒന്നാമത് ആലപ്പുഴ Vaccine| വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക ഇന്ന് പുറത്തുവിടും; ഇവർ ആരെന്ന് സമൂഹം അറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി Vaccination തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം IND vs NZ പന്ത് ബാറ്റിൽ തട്ടിയിട്ടും ഔട്ട് വിളിച്ച് അമ്പയർ; ബൗണ്ടറി റോപ്പിൽ അടിച്ച് അരിശം തീർത്ത് കോഹ്ലി KAS vs IAS| കെഎഎസുകാർക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ; എതിർപ്പുമായി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ കുസൃതി അല്‍പം കൂടി; കഴുത്തില്‍ കെട്ടിയ ശംഖ് വിഴുങ്ങി ആനക്കുട്ടി; രക്ഷകരായി ഡോക്ടര്‍മാര്‍ ഓട്ടോയിൽ മറന്നു വച്ച 75,000 രൂപയും സ്വർണ്ണാഭരണങ്ങളും ഉടമസ്ഥനെ ഏൽപ്പിച്ച് ഡ്രൈവർ Gita Gopinath IMFന്റെ തലപ്പത്തേക്ക് ഗീത ഗോപിനാഥ്‌; ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി അടുത്ത മാസം ചുമതലയേൽക്കും വർഷം ആയിരത്തിതൊള്ളായിരത്തി എൺപത്‌. പൂജപ്പുരയിലെ സഹൃദയരായ കുറച്ചു സ്‌ത്രീകൾ ചേർന്ന്‌ രൂപികരിച്ച, ശ്രീ. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അദ്ദേഹത്തിന്റെ മൂത്ത മകളായ സേതു രാമചന്ദ്രൻ നായർ അദ്ധ്യക്ഷയായിരുന്ന “തങ്കമ്മ മെമ്മോറിയൽ വനിതാ സമിതി”യുടെ വാർഷികാഘോഷം. പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തിന്റെ മുറ്റത്തു വച്ചായിരുന്നു. പരിപാടി. അന്ന്‌ പ്രിൻസസ്‌ ഗൗരി പാർവ്വതിഭായ്‌ ഉത്‌ഘാടനം ചെയ്‌ത യോഗത്തിൽ മുഖ്യ അതിഥിയായി എത്തിയത്‌ ശ്രീമതി മാധവിക്കുട്ടിയായിരുന്നു. പ്രാസംഗികയായി പ്രൊഫസർ നബീസാഉമ്മാളും ഉണ്ടായിരുന്നു. വനിതാസമിതിയുടെ അന്നത്തെ സെക്രട്ടറി സംഗീത സംവിധായകനായ എം. ജയചന്ദ്രന്റെ അമ്മയായ, ഞാൻ സുകുമാരി ചേച്ചി എന്നു വിളിയ്‌ക്കുന്ന ശ്രീമതി. വിജയനായരും, ജോയിന്റ്‌ സെക്രട്ടറി ഞാനും. ഞാൻ അംഗമായതിനു ശേഷം വനിതാ സമിതിയിൽ നടക്കുന്ന ആദ്യത്തെ വാർഷികാഘോഷമായിരുന്നു അത്‌. അറുപത്തിനാലിൽ കോളേജിൽ നിന്ന്‌ പഠിത്തം കഴിഞ്ഞിറങ്ങിയതിനു ശേഷം അത്തരം ആഘോഷങ്ങളിലൊന്നും ആളായിനിന്നു പ്രവർത്തിയ്‌ക്കാനുള്ള അവസരം എനിയ്‌ക്കു കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആ വാർഷികാഘോഷം വല്ലാത്ത ഉത്സാഹവും സന്തോഷവും ഒക്കെയാണ്‌ എനിയ്‌ക്കുണ്ടാക്കിയത്‌. സംഘഗാനത്തിനും തിരുവാതിരയ്‌ക്കും ഒക്കെ ഞാനും പത്മരാജന്റെ ഇളയപെങ്ങൾ പത്‌മപ്രഭയും പങ്കെടുത്തിരുന്നു. പാട്ടിന്റെയും തിരുവാതിരയുടെയും ഒക്കെ പ്രാക്‌ടീസുമായി ഉത്സാഹത്തിമർപ്പാർന്ന കുറെ ദിവസങ്ങളുടെ സമാപ്‌തിയായിട്ടാണ്‌ വാർഷികാഘോഷം വന്നെത്തിയത്‌. പത്മപ്രഭയും മറ്റു രണ്ട്‌ അംഗങ്ങളും ചേർന്ന്‌ പ്രാർത്ഥനചൊല്ലി ആരംഭിച്ച ചടങ്ങിൽ കാഴ്‌ചക്കാരിയായി പത്മരാജന്റെ അമ്മ ഞവരയ്‌ക്കൽ ദേവകിയമ്മയും ഉണ്ടായിരുന്നു. പ്രിൻസസ്സ്‌ വിളക്കുകൊളുത്തിയ ഉത്‌ഘാനടച്ചടങ്ങു കഴിഞ്ഞ്‌ സെക്രട്ടറിയുടെ റിപ്പോർട്ടും അദ്ധ്യക്ഷ പ്രസംഗവും ഒക്കെ നടന്നു. ഈ സമയത്ത്‌ ഞാൻ കലാപരിപാടികളിൽ പങ്കെടുക്കുന്നവരുടെ മേക്കപ്പും ഒരുക്കങ്ങളുമൊക്കെയായി ഗ്രീൻ റൂമിലായിരുന്നു. ആശംസാ പ്രസംഗം കഴിഞ്ഞാണ്‌ മുഖ്യാതിഥിയായെത്തിയ മാധവിക്കുട്ടിയുടെ പ്രസംഗം. ശരിയ്‌ക്കു പറഞ്ഞാൽ അവരുടെ പ്രസംഗമാകുമ്പോഴേക്കും ഗ്രീൻ റൂമിൽനിന്നിറങ്ങണം എന്നുകരുതി ഞാൻ തിരക്കിട്ടു ഓരോന്നു ചെയ്‌തു തീർക്കുകയായിരുന്നു. സ്‌റ്റേജിൽ ആശംസാപ്രസംഗം ആരംഭിച്ചു. ശ്രിമതി. നബീസാഉമ്മാൾ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗം ആരംഭിച്ചു. മഴ പെയ്യുന്നതുപോലെ, വാചാലമായി അവർ പ്രസംഗിച്ചു കൊണ്ടിരുന്നു. അവരെന്തുപറയുന്നു എന്നതിനെക്കുറിച്ച്‌ എനിക്കോ ഗ്രീൻ റൂമിലായിരുന്ന മറ്റംഗങ്ങൾക്കോ ശരിയായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പെട്ടെന്നാണ്‌ പ്രസംഗം നിലച്ചത്‌. ഇനിയിപ്പോൾ മാധവിക്കുട്ടിയുടെ പ്രസംഗമായിരിയ്‌ക്കും എന്നു കരുതി ഞാൻ പെട്ടെന്ന്‌ ഗ്രീൻ റൂമിൽനിന്നിറങ്ങി ഓഡിയൻസിന്റെ ഇടയിലേയ്‌ക്കുചെന്നു. അവിടെചെന്ന്‌ സ്‌റ്റേജിലേയ്‌ക്ക്‌ നോക്കിയപ്പോഴാണ്‌ അവിടെ മാധവിക്കുട്ടിയില്ല. പ്രേക്ഷകർക്കിടയിൽ ചെറിയതോതിൽ മുറുമുറുപ്പ്‌. എന്തോ ഒരു പന്തികേട്‌ എനിക്കു മണത്തു. അപ്പോഴാണ്‌ പത്‌മരാജന്റെ അമമ എന്നെ കൈകാണിച്ചു വിളിച്ചത്‌. ഞാൻ ഓടിച്ചെന്നപ്പോൾ ദേഷ്യം കൊണ്ട്‌ മുഖം ചുവന്നിരിയ്‌ക്കുന്ന അമ്മയെയാണ്‌ കണ്ടത്‌. കാര്യമന്വേഷിച്ചപ്പോൾ അമ്മ പറഞ്ഞു. “മാധവിക്കുട്ടി അതാ ഇറങ്ങിപ്പോയി. നിങ്ങൾ പെട്ടെന്ന്‌ ചെന്ന്‌ അവരെ വിളിച്ചുകൊണ്ടുവാ” എന്ന്‌. കാര്യമറിയാതെ പരുങ്ങിയ എന്നോട്‌ അമ്മ പറഞ്ഞു. “ഉമ്മച്ചി എന്തൊക്കെയാ അവരെക്കുറിച്ചു പറഞ്ഞത്‌? വിളിച്ചു വരുത്തി അപമാനിച്ചതുപോലെയായില്ലേ? വേഗം ചെന്നു മാധവിക്കുട്ടിയോട്‌ മാപ്പു പറഞ്ഞ്‌ അവരെ ഇങ്ങു വിളിച്ചു കൊണ്ടുവാ” എന്ന്‌. ഞാനുടനെ സെക്രട്ടറി സുകുമാരിചേച്ചിയെ ചെന്നാ കണ്ട്‌ വിവരം പറഞ്ഞു. ഞങ്ങൾ രണ്ടു പേരും കൂടി കാറെടുത്ത്‌ മാധവിക്കുട്ടിയുടെ വീട്ടിലോട്ടു ചെന്നു. അന്നവർ പൂജപ്പുരയിൽ ഒരു വാടകവീട്ടിലായിരുന്നു താമസം. ഞങ്ങൾ പെട്ടെന്ന്‌ തന്നെ അവരുടെ വീട്ടിലെത്തി. മുൻവശത്തുതന്നെ ശ്രീ മാധവദാസ്‌ നല്‌പുണ്ടായിരുന്നു. അദ്ദേഹം ആകെ പരിഭ്രമിച്ച മട്ടുണ്ട്‌. ഞങ്ങൾ ശ്രീമതി എവിടെ എന്നു ചോദിച്ചു. അദ്ദേഹം ഞങ്ങൾക്ക്‌ വഴികാട്ടി. അകത്തെ പൂജാമുറിയിൽ ശ്രീകൃഷ്‌ണന്റെ കൊച്ചുവിഗ്രഹത്തിനു മുമ്പിൽ കമിഴ്‌ന്ന്‌ കിടന്ന്‌ കൈകൂപ്പി അവർ തേങ്ങിക്കരയുകയായിരുന്നു. ഞാനും സുകുമാരിചേച്ചിയും എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു. ശ്രീ. മാധവദാസ്‌ സാവധാനം അവരെ തൊട്ടു വിളിച്ച്‌ എഴുന്നേൽപ്പിച്ചു. കരഞ്ഞു കലങ്ങിയ, ചുവന്നു തുടുത്ത മുഖവുമായി അവർ സാവധാനം എഴുന്നേറ്റു. എന്തൊരു സൗന്ദര്യം, ഞാൻ മനസ്സിൽ പറഞ്ഞു. കരയുമ്പോൾ അഴകുകൂടുമോ? ഞങ്ങൾ സാവധാനം സ്വീകരണമുറിയിൽ വന്നിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ എനിയ്‌ക്കോ സുകുമാരിചേച്ചിക്കോ അറിയില്ലായിരുന്നു എന്നതാണ്‌ സത്യം. എന്തായാലും, രണ്ടും കല്‌പിച്ച്‌ ഞങ്ങൾ രണ്ടുപേരും മാറി മാറി മാപ്പു പറഞ്ഞു. ആദ്യത്തെ സങ്കടവും ദ്വേഷ്യവും ചൂടുമൊക്കെ ഒന്നു കുറഞ്ഞപ്പോൾ അവർ സാവധാനം സംസാരിച്ചു തുടങ്ങി. കൊഞ്ചികൊഞ്ചി. ഒരിളം കുഞ്ഞിന്റെ ഭാഷയിൽ, നമ്മുടെ ഹൃദയത്തിനുള്ളിലേയ്‌ക്ക്‌ കയറിയിരുന്ന്‌ അവർ പറഞ്ഞു തുടങ്ങി. എന്നെ അവർക്കു പരിചയമുണ്ടായിരുന്നില്ല. ഞാനതിനുമുമ്പൊരിക്കലും അവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്‌തിരുന്നില്ല. പത്മരാജന്റെ ഭാര്യയാണെന്നറിഞ്ഞപ്പോൾ അവർക്ക്‌ വല്ലാത്ത സന്തോഷം. പെട്ടെന്നാണ്‌ അവരുടെ മുഖം തെളിഞ്ഞത്‌. എല്ലാം മറന്ന്‌ അവർ ഞങ്ങളോട്‌ വീണ്ടും സംസാരിച്ചു തുടങ്ങിയപ്പോൾ അടുത്തു തന്നെ വീണ്ടും കാണാമെന്ന്‌ വാക്കു പറഞ്ഞ്‌ സുകുമാരിചേച്ചിയും ഞാനും ഇറങ്ങി. ഞങ്ങൾ മഹിളാമന്ദിരത്തിൽ തിരിച്ചെത്തുമ്പോഴും നബീസാ ഉമ്മാൾ പ്രസംഗിച്ചുകൊണ്ടിരുന്നു. എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ മനസ്സിലാക്കാതെ തന്നെ ബാക്കി കലാപരിപാടികളുമായി ഒമ്പതുമണിയ്‌ക്കു മുമ്പായി ഞങ്ങളുടെ വാർഷികാഘോഷം സമാപിച്ചു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌ നടന്ന കാര്യങ്ങളെക്കുറിച്ച്‌ അമ്മ ഞങ്ങളോടു പറയുന്നത്‌. നബീസാ ഉമ്മാളുടെ പ്രസംഗം തുടക്കത്തിൽ നിന്നും നേരെ മാധവിക്കുട്ടിയുടെ ‘എന്റെ കഥയി’ലേയ്‌ക്ക്‌ വഴിമാറിയിരുന്നു. അവർ പറഞ്ഞ്‌ കാടുകയറി. ‘അഭിസാരിക’ എന്ന വാക്ക്‌ ഉപയോഗിയ്‌ക്കാതെ തന്നെ മാധവിക്കുട്ടിയുടെ ജീവിതം അത്തരത്തിലാണ്‌ എന്ന രീതിയിലേക്ക്‌ പ്രസംഗം നീങ്ങി. വനിതാ സമിതിയേയോ, അതിന്റെ പ്രവർത്തനങ്ങളേയോ കുറിച്ച്‌ ഒരറ്റയക്ഷരം പറയാതെ, മാധവിക്കുട്ടിയുടെ ‘ എന്റെ കഥയെ’ കുറിച്ചുള്ള പരുഷമായ ഒരു വിമർശനമായി അവരുടെ പ്രസംഗം മാറുകയായിരുന്നു. കേട്ടിരുന്ന പത്മരാജന്റെ അമ്മയ്‌ക്ക്‌ ചോര തിളയ്‌ക്കുകയായിരുന്നു. കഥയെ വിമർശിയ്‌ക്കാനല്ലല്ലോ അവരെ ക്ഷണിച്ചു വരുത്തിയത്‌, വനിതാ സമിതിയ്‌ക്ക്‌ ആശംസ അർപ്പിക്കാനാണല്ലോ എന്നായിരുന്നു അമ്മയുടെ വാദം. അമ്മയാണെങ്കിൽ മാധവിക്കുട്ടിയുടെ എല്ലാകഥകളും വായിക്കുന്ന ആൾ. ‘എന്റെ കഥ’ മലയാളനാട്‌ പത്രത്തിൽ പ്രസിദ്ധീകരിയ്‌ക്കുമ്പോൾ തുടർച്ചയായി അമ്മ വായിച്ച്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. അങ്ങിനെയൊക്കെ എഴുതണമായിരുന്നോ എന്ന്‌ അമ്മ മകനോട്‌ ചർച്ച ചെയ്‌തിട്ടുണ്ട്‌. പക്ഷേ, ഈ സംഭവം അതുപോലെയല്ലല്ലോ. എന്തു കാര്യവും എവിടെ വച്ച്‌, എങ്ങനെ പറയണം എന്ന ബോധം പ്രസംഗിക്കുന്നയാൾക്ക്‌ ഉണ്ടായിരിക്കണം, സന്ദർഭോചിതമായി സംസാരിക്കണം. എന്നാണ്‌ അന്ന്‌ അമ്മ പറഞ്ഞത്‌. വർഷങ്ങൾ ഇരുപത്തിയൊമ്പതു കഴിഞ്ഞു. ഇതിനിടയിൽ വളരെ കുറച്ചു പ്രാവശ്യം മാത്രമേ മാധവിക്കുട്ടിയെ നേരിൽ കാണാൻ എനിക്ക്‌ കഴിഞ്ഞിട്ടുള്ളൂ. അവരെക്കുറിച്ച്‌ മറ്റൊരു ഓർമ്മയുള്ളത്‌ എന്നെ വിഷമിപ്പിച്ച ഒന്നായിരുന്നു. അവരൊരിയ്‌ക്കർ സ്വതന്ത്ര സ്‌ഥാനാർത്ഥിയായി നിയമസഭാ ഇലക്‌ഷനു നിന്നു. പത്മരാജനും, പത്മപ്രഭയുമൊക്കെയായി ഞങ്ങൾ തിരുമല ഭാഗത്തു നിന്ന്‌ പൂജപ്പുരയ്‌ക്ക്‌ കാറിൽ വരികയായിരുന്നു. കറുത്ത സാരിയുടുത്ത്‌ അഞ്ചെട്ടു പത്ത്‌ പുരുഷന്മാരോടൊത്ത്‌ ദൂരെ നിന്ന്‌ ഒരു സുന്ദരി നടന്നു വരുന്നത്‌ ചെങ്കള്ളൂർ മുക്കെത്തിയപ്പോൾ ഞങ്ങൾ കണ്ടു. അവരുടെ സൗന്ദര്യം കണ്ടാണ്‌ ഞാനും പ്രഭയും ശ്രദ്ധിച്ചത്‌ അതു മാധിക്കുട്ടിയാണെന്ന്‌ കാറിനടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌. പത്മരാജനെ നോക്കി അവർ കൈവീശി. ‘അവർക്ക്‌ വല്ല ആവശ്യവുമുണ്ടോ ഇലക്ഷന്‌ നിന്നിട്ട്‌, എന്ന്‌ പത്മരാജൻ ആത്മഗതം ചെയ്യുന്നത്‌, ഞാൻ കേട്ടു. ഏതായാലും ഇലക്ഷന്റെ ഫലമറിഞ്ഞപ്പോൾ അവർക്ക്‌ കെട്ടിവച്ച പണം പോലും നഷ്‌ടപ്പെട്ടിരുന്നു എന്നാണ്‌ എന്റെ ഓർമ്മ. മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക്‌ അവരുടെ സുന്ദരമായ ഭാഷയും, അനുഭവങ്ങളും, ലോകത്തെ മുഴുവൻ കാൽക്കീഴിൽ നിർത്താൻ തക്കവണ്ണമുള്ള ശൈലിയും കൈമുതലായുള്ളപ്പോൾ, ഇതൊന്നും ആവശ്യമില്ലാത്ത രാഷ്‌ട്രീയക്കാരുടെ ഇടയിൽ ചെന്നു ചാടേണ്ട ഒരാവശ്യവുമില്ലായിരുന്നല്ലോ എന്ന്‌ ഞങ്ങൾ വേദനിച്ചു. പൂജപ്പുരയിൽ നിന്നും താമസം മാറി, കുറവംകോണത്ത്‌ ’ വിക്രമപുരം ഹിൽസ്‌‘ എന്ന, നടുമുറ്റവും അങ്കണവുമുള്ള പഴയ നാലുകെട്ടിൽ താമസിച്ചിരുന്ന സമയത്ത്‌ പത്മരാജനോടൊപ്പം ഒരിയ്‌ക്കൽ ഞാനവരുടെ വീട്ടിൽ ചെന്നിട്ടുണ്ട്‌. എന്തു രസമായിരുന്നു അവരുടെ വർത്തമാനം കേൾക്കാൻ! സംസാരിയ്‌ക്കുമ്പോൾ അവരൊരിക്കലും ഒരു സാഹിത്യകാരിയായിരുന്നില്ല. നിഷ്‌കളങ്കയായ, തുമ്പിയുടെയും, പാപ്പാത്തിയുടെയും പുറകിൽ ഓടി നടക്കുന്ന ഒരു കൊച്ചുകുഞ്ഞിനെയാണ്‌ പലപ്പോഴും അവരെന്നെ ഓർമ്മിപ്പിച്ചത്‌. Children's film society യുടെ അദ്ധ്യക്ഷയായിരിയ്‌ക്കുമ്പോൾ കുഞ്ഞുങ്ങൾക്കായി ഒരു പടം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകളുമായി ഇടയ്‌ക്കിടയ്‌ക്ക്‌ അവർ പത്മരാജനെകണ്ടിരുന്നു. പക്ഷേ, ഒന്നുമൊന്നും ആകാതെ ആ ചർച്ചകൾ അവസാനിച്ചു. മാധവിക്കുട്ടിയുടെ ’അവസാനത്തെ അതിഥി‘ സിനിമയാക്കണം എന്ന്‌ പത്മരാജൻ ആഗ്രഹിച്ചിരുന്നതാണ്‌. അതു നടക്കുന്നതിനുമുമ്പ്‌ അദ്ദേഹം യാത്ര പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം ഞാനവരെ ഒരേ ഒരു പ്രാവശ്യമേകണ്ടിട്ടുള്ളു. വർഷന്തോറും അദ്ദേഹത്തിന്റെ പേരിൽ കൊടുക്കുന്ന അവാർഡിനായി ജൂറി അംഗങ്ങൾ കാണാൻ പടങ്ങളുടെ ഒരു സ്‌ക്രീനിങ്ങ്‌ ഉണ്ടാവാറുണ്ട്‌. ഒരിയ്‌ക്കൽ മാധവിക്കുട്ടിയും ഒരു ജൂറി അംഗമായിരുന്നു. അന്ന്‌ പടം കാണാൻ ഞാനും മക്കളും ചെന്നിരുന്നു. സ്‌ക്രീനിംങ്ങ്‌ കഴിഞ്ഞ്‌ താമസിക്കുന്ന ഹോട്ടലിലേയ്‌ക്ക്‌ അവരെ കൊണ്ടുവിട്ടത്‌ ഞാനും മക്കളും കൂടെയാണ്‌. ഞാൻ അവസാനമായി അവരെ കണ്ടതും അന്നാണ്‌. വല്ലാത്തൊരു സ്‌നേഹത്തിന്റെ തണുപ്പു നല്‌കികൊണ്ട്‌ അവരെന്നും എന്റെ മനസ്സിലുണ്ട്‌. അവർ ’കമലാസുരയ്യ‘യായി മാറിയപ്പോൾ ഒരുപാടുകൂട്ടുകാരും പരിചയക്കാരും അവർ കാണിച്ചതു ശരിയായില്ല എന്നു പറഞ്ഞ്‌ എന്നോടു തർക്കിച്ചിട്ടുണ്ട്‌. അവരോടൊക്കെ എനിയ്‌ക്കൊരുകാര്യമേ പറയാനുണ്ടായിരുന്നുള്ളു. അവരുടെ ജാതി നമ്മളെന്തിന്‌ അന്വേഷിയ്‌ക്കണം? അവരെഴുതുന്നതുവായിച്ചാൽ പോരെ? അവരെപ്പോലെ ഒരു എഴുത്തുകാരിയെ ഞാനിതുവരെ വായിച്ചിട്ടില്ല. അതുപോലെ തന്നെ അവരെപ്പോലെ മനസ്സുനിറയെ സ്‌നേഹം മാത്രമുള്ള വോറൊരു സ്‌ത്രീയേയും ഞാൻ കണ്ടിട്ടുമില്ല. ഏതു ജാതിയായാലും അവർ സ്‌ത്രീയുടെ എല്ലാ മാനസിക വ്യാപാരങ്ങളും, പൂർണ്ണമായിട്ടറിയാമായിരുന്ന ഒളിവുകളില്ലാതെ അതുതുറന്നെഴുതുവാൻ ചങ്കൂറ്റമുള്ള ഒരു സമ്പൂർണ്ണപവനിതയായിരുന്നു. സാധാരണസ്‌ത്രീകൾക്ക്‌ എത്തിപ്പറ്റാൻ വളരെ പ്രയാസമുള്ളത്രയും ഉയരത്തിൽ അതിമനോഹരമായ ഒരു രത്‌നസിംഹാസനം തീർത്ത്‌, അതിലിരുന്ന്‌ സ്വന്തം സഹോദരിമാരുടെ ഉള്ളും സ്വഭാവവും പൂർണ്ണമായി മനസ്സിലാക്കി രേഖപ്പെടുത്താൻ കഴിവുള്ള സമാനതകളില്ലാത്ത ഒരു എഴുത്തുകാരി. കുറച്ചു മാസങ്ങൾക്കുമുമ്പ്‌ ശ്രീമതി. പാർവ്വതി പവനനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പൂനയിൽ പ്രഭാനാരായണപിള്ളയോടൊപ്പം ചെന്നു മാധവിക്കുട്ടിയെ കണ്ടകഥ എന്നോടു പറഞ്ഞു. കേട്ടപ്പോൾ വിഷമം തോന്നി. ഒരു ഫ്‌ളാറ്റിലെകൊച്ചുമുറിയിൽ, തനിക്കിഷ്‌ടപ്പെട്ടതൊന്നും ചെയ്യാനാവാതെ, മനസ്സുതുറന്ന്‌ ഒന്നു സംസാരിയ്‌ക്കുവാൻ കൂടി കഴിയാതെ ആരോരുമില്ലാത്ത ഒരു തടവുകാരിയെപ്പോലെയുള്ള ആ കിടപ്പിനെപ്പറ്റി പറയുമ്പോൾ പാർവ്വതിച്ചേച്ചിയുടെ ശബ്‌ദം പതറുന്നുണ്ടായിരുന്നു. നാലഞ്ചു മാസങ്ങൾക്കുമുമ്പ്‌ ഞാൻ ബാംഗ്‌ളൂരായിരുന്ന സമയത്ത്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അമ്മുക്കാശ്‌ ഒരുച്ചയ്‌ക്ക്‌ മദ്രാസ്സിൽ നിന്ന്‌ എന്നെ ഫോണിൽ വിളിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലത്തെക്കുറിച്ച്‌ ഏതോചാനലിൽ വന്നുകൊണ്ടിരുന്ന ഒരു സീരിയൽ കണ്ടിട്ടാണ്‌ വിളിച്ചത്‌. അവരുടെ കൂട്ടിക്കാലം കണ്ടപ്പോൾ എന്നെ വിളിയ്‌ക്കണമെന്നു തോന്നി എന്നു പറഞ്ഞാണ്‌ വിളിച്ചത്‌. Drunkest Country കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മദ്യപിച്ചത് ഈ രാജ്യക്കാര്‍, അധികം കുടിച്ചുതീര്‍ത്തത് സ്ത്രീകള്‍ അതേസമയം, ഓസ്‌ട്രേലിയയുടെ തൊട്ടടുത്ത് കിടന്നിട്ടും ന്യൂസിലാൻഡ് സർവേയിലെ ഏറ്റവും കുറവ് മദ്യപിച്ച രാജ്യങ്ങളിലൊന്നായി മാറി. സ്റ്റെനോഗ്രാഫി കോഴ്‌സ്, ചെയിൻ സർവെ പരിശീലനം; ആരോഗ്യസർവ്വകലാശാല ഒന്നാം ഘട്ട അലോട്ട്മെന്റ് പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു. കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികസുഖം കുറയാൻ ഇടയാക്കും എന്നൊരു ധാരണയും പുരുഷന്മാർക്കിടയിലുണ്ട്. population growth ഇന്ത്യയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ, പ്രധാന കാരണങ്ങൾ ഇവ? ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. Socio Economic survey സഹകരിക്കണമെന്ന ആവശ്യം തള്ളി; മുന്നോക്ക സർവേയോടുള്ള എതിർപ്പ് തുടരുമെന്ന് എന്‍എസ്എസ് വിശദവും ശാസ്ത്രീയവുമായ സര്‍വേ നടത്തണമെന്ന് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആവശ്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നതും ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്നും കമ്മീഷന്‍ നേരത്തെ വിശദമാക്കിയിരുന്നു. Poverty index ദാരിദ്രസൂചികയിൽ രാഷ്ട്രീയ പോര്; ഇടത് നേട്ടമെന്ന് മുഖ്യമന്ത്രി, 2015 ൽ ഭരിച്ചതാരെന്ന് കോൺഗ്രസ് നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. 2015 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്. Men and Women Ratio: ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ; കണക്കുകൾ ഇങ്ങനെ നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേയിൽ (എൻഎഫ്എച്ച്എസ്) ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു. ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ സർവേ, മികച്ച പൊലീസ് സംവിധാനമുള്ള സംസ്ഥാനമേത്, പട്ടികയിൽ കേരളത്തിന്റെ സ്ഥാനം സഹായകരവും സൗഹൃദപരവുമായ പൊലീസ് സേനയുടെ പട്ടികയിലും ആദ്യ അഞ്ചിനകത്ത് കേരളം വന്നു. ആ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റ് സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, തെലങ്കാന, അസം, സിക്കിം എന്നിവയാണ്. നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീസര്‍വേ ചെയ്യും: മന്ത്രി കെ രാജന്‍ നാല് വര്‍ഷം കൊണ്ട് കേരളത്തെ സമഗ്രമായി ഡിജിറ്റല്‍ റീ സര്‍വെ ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. സമഗ്രമായ സര്‍വ്വേ പുനസംഘടനക്കായി 807 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഇതിനകം അനുമതി ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ(UAE ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ(UAE) ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. Punjab Election പഞ്ചാബില്‍ അഭിപ്രായ സര്‍വേ: ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം 47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. പീഡന പരാതി; കാസര്‍കോട് സര്‍വ്വേ റെക്കോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ നടപടി, സ്ഥലംമാറ്റി തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി സർവ്വേ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന യുവതി ജൂലൈയിൽ ജില്ലാ കളക്ടർക്കും സർവ്വേ ഡയറക്ടർക്കും പരാതി നൽകിയിരുന്നു. മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വില്ലേജ് രേഖകള്‍ വീണ്ടും ഒത്തുനോക്കി. നിക്ഷിപ്ത വനമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു എന്നാല്‍ മൂസയ്ക്ക് റവന്യൂ വകുപ്പ് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ഭൂമി ആരുടേതെന്ന് ഉറപ്പിക്കാന്‍ മൂസയോട് കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ റേഞ്ച് ഓഫീസര്‍ കത്തു നല്‍കും. തീര്‍പ്പാകും വരെ പിടിച്ചെടുത്ത തടി വനംവകുപ്പ് കസ്റ്റഡിയില്‍ തുടരും മാട്രിമോണിയല്‍ സൈറ്റില്‍ ആളുകള്‍ ആദ്യം ശ്രദ്ധിക്കുന്നതെന്ത്? അനുയോജ്യരായ ജീവിതപങ്കാളിയെ Life Partner അന്വേഷിക്കുന്നതിന് ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ Matrimonial Site ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഓരോരുത്തരും അവരവരുടെ താല്‍പര്യങ്ങളും അഭിരുചികളുമെല്ലാം രേഖപ്പെടുത്തുകയും അതിന് യോജിക്കുന്ന വ്യക്തികളെ അതത് സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ എന്യുമറേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം നിലവിലുള്ള അന്ത്യോദയ, അന്നയോജന, ഭിന്നശേഷി, പാലിയേറ്റീവ് കെയര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിക്കുകയും ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ കൂടി ഉള്‍പ്പെടുത്തി വാര്‍ഡ്, ഡിവിഷന്‍ തലത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കുന്നത്. Sandeep Murder ഹീനം, അപലപനീയം കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വാള്‍മാര്‍ട്ട് സ്റ്റോറില്‍വച്ച് ആണി കയറി കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു, യുവതിക്ക് 74 കോടി നല്‍കാന്‍ വിധി UPSC CSE 4 തവണ പരാജയം; അഭിമുഖത്തിന് മുമ്പ് അച്ഛന്റെ മരണം; പ്രതിസന്ധികളോട് പൊരുതി നേടിയ സിവിൽ സർവ്വീസ് Theft പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം, കൊടുവള്ളിയിൽ കവർച്ച പതിവാകുന്നു 3 മാസമായി ശമ്പളമില്ല, ഇമ്രാൻഖാനെ ട്രോളി പാക് എംബസിയുടെ ഔദ്യോഗിക ട്വീറ്റ് Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ തമിഴ്നാട്ടിലെ തിരുച്ചറിപ്പള്ളിക്ക് സമീപം ഞായറാഴ്ചയാണ് എസ്.ഐയെ ഒരു സംഘം വെട്ടിക്കൊന്നിരുന്നു (Murder cop സംഭവത്തില്‍ പിടിയിലായത് പ്രായപൂര്‍ത്തിയാവാത്ത കുറ്റവാളികള്‍ (Juvenile offenders ആടുമോഷണത്തിനിടെയാണ് (Goat thieves) കൊലപാതകം ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ (Goat thieves) പിന്തുടര്‍ന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറെ വെട്ടിക്കൊന്ന കേസില്‍ (Murder cop) നാല് പേര്‍ പിടിയില്‍. പിടിയിലാവരില്‍ രണ്ടു പേര്‍ പ്രയാപൂര്‍ത്തിയാകാത്തവര്‍ (Juvenile offenders ഇവരുടെ പ്രായം 10ഉം 17ഉം വയസ് മാത്രം. മറ്റു രണ്ടു പേരില്‍ ഒരാള്‍ക്ക് 19 വയസ്. തിരുച്ചിറപ്പള്ളി നാവല്‍പ്പട്ട് സ്റ്റേഷനിലെ സി ഭൂമിനാഥന്‍ (50) ആണ് ശനിയാഴ്ച (നവംബര്‍ 20, 2021) അതിക്രൂരമായി കൊല്ലപ്പെട്ടത്. പുതുക്കോട്ട കീരാനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം. നാവല്‍പ്പട്ടിന് സമീപം ബൈക്ക് പട്രേളിങ്ങിനിടെ രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടുകളെ കടത്തുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. പ്രദേശത്ത് ആട് മോഷണം വ്യാപകമായതിനാല്‍ മറ്റൊരും പൊലീസുകാരനൊപ്പം ഭൂമിനാഥന്‍ ബൈക്കില്‍ മോഷ്ടാക്കളെ പിന്‍തുടര്‍ന്നു. Also Read: ദത്ത് വിവാദം അനുപമയുടെ കുഞ്ഞിനെ സംസ്ഥാനത്തെത്തിച്ചു; ഇന്ന് ഡിഎൻഎ പരിശോധന രണ്ടുപേരും രണ്ട് വഴിക്കാണ് പ്രതികളെ പിന്തുടര്‍ന്നത്. വേഗത്തില്‍ പോയ മോഷ്ടാക്കള്‍ തിരിച്ചുറപ്പള്ളി കടന്ന് പുതുക്കോട്ട ജില്ലയിലേക്ക് കടന്നു. പ്രതികളെ കീരാരൂരിനടുത്ത് വച്ച് ഭൂമിനാഥന്‍ പിടികൂടി. ഇതോടെ കൈയിലു ണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ചു. തുടര്‍ന്ന് കുട്ടിക്കുറ്റവാളികള്‍ രക്ഷപെട്ടു. പൊലീസ് എത്തുമ്പോഴേക്കും ഭൂമിനാഥന്‍ മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചു. ഭാര്യയും കോളജ് വിദ്യാര്‍ഥിയായ മകനുമുണ്ട്. തേഞ്ഞിപ്പലം: വിജ്ഞാന-വിനോദ വിതരണം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വന്തമായി കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാർഥികൾക്കാവശ്യമായ അറിയിപ്പുകൾ, പഠനവകുപ്പുകളിലെ ഗവേഷണപ്രവർത്തനങ്ങൾ, വിജ്ഞാന പ്രഭാഷണങ്ങൾ എന്നിവയെല്ലാം സംപ്രേഷണം ചെയ്യും. അക്കാദമികവും അല്ലാത്തതുമായ പൊതുജനതാത്പര്യമുള്ള വിഷയങ്ങൾക്കും പരിഗണന നൽകും. വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സർവകലാശാലയിൽ നിർമിക്കുന്ന അറിവുകൾ പൊതുസമൂഹത്തിനുകൂടി ലഭ്യമാക്കാൻ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കൊച്ചി: ജല മെട്രോ സര്‍വീസ് ഈ വർഷവും ഉണ്ടാകില്ല. അഞ്ച്‌ ബോട്ടുകളും ആറ്‌ ബോട്ട് പെരിയ ഇരട്ടക്കൊല: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സി.ബി.ഐ. ലഹരി നിർമാർജന സമിതി: കുറുക്കോളി മൊയ്തീൻ പ്രസിഡന്റ് മെസ്സി മറന്നില്ല; മമ്പാട്ടെ കുഞ്ഞു മെസ്സിയെ അച്ചടിയന്ത്രങ്ങളില്ലാത്തതിനാൽ സ്മാർട്ട് റേഷൻ കാർഡ് വിതരണം പ്രതിസന്ധിയിൽ തൊഴിൽനേടാൻ പരിശീലനം; കുടുംബശ്രീ കേന്ദ്രങ്ങൾ വീണ്ടും സജീവം തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സെപ്റ്റംബര്‍ 13 വരെ പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെക്കും. 13ന് കേസ് കോടതി വീണ്ടും പരിഗണിക്കുേമ്ബാള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിെന്‍റ തീരുമാനം. തുടര്‍ന്നുള്ള കോടതി നിര്‍ദേശം നോക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ നടത്തിപ്പിന് അപ്രതീക്ഷിത സ്റ്റേ വരുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിക്കാതെ ഒാഫ്ലൈന്‍ പരീക്ഷ നടത്തുന്നതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍. പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഒരു ദിവസം പോലും ക്ലാസ് റൂം അധ്യയനം ലഭിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ മാറ്റണമെന്ന ആവശ്യമുയര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം മാതൃക പരീക്ഷ നടന്നപ്പോള്‍ ഇൗ വര്‍ഷം നടത്തുന്നില്ലെന്നതും പരാതിയായി. അവസാന നിമിഷം വിദ്യാര്‍ഥികളെ വീട്ടിലിരുത്തി ഒാണ്‍ലൈനായി ചോദ്യപേപ്പര്‍ നല്‍കി മാതൃക പരീക്ഷയും നടത്തിവരികയായിരുന്നു. മാതൃക പരീക്ഷ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പൊതുപരീക്ഷക്ക് സ്റ്റേ വരുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഇടവേള കുറവാണെന്ന പരാതി ഉയര്‍ന്നതോടെ സെപ്റ്റംബര്‍ ആറിന് തുടങ്ങി 16ന് അവസാനിക്കേണ്ടിയിരുന്ന പരീക്ഷ 27 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ ഉപേക്ഷിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസവകുപ്പില്‍ നിന്നുതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍, പരീക്ഷ മാറ്റേണ്ടതില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷ പുതിയ അധ്യയനവര്‍ഷത്തില്‍ ഒാണാവധിക്കുശേഷം നടത്താനും തീരുമാനിക്കുകയായിരുന്നു. പ്ലസ് വണ്‍ പരീക്ഷ എഴുതാനായി ഇൗ വിദ്യാര്‍ഥികളുടെ പ്ലസ് ടു ഡിജിറ്റല്‍ ക്ലാസുകള്‍ ജൂലൈ അവസാനം മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleഇടുക്കിയിൽ വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം; വസ്ത്രം പൂര്‍ണമായും മാറ്റിയ നിലയിൽ; മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു; പൊലീസ് നായ മണം പിടിക്കാതിരിക്കാൻ കുഴിയിൽ മുളകു പൊടി വിതറി; കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് Next articleകടന്ന് പോകുന്നത് മെന്റല്‍ ട്രോമയിലൂടെ; മുസ്ലിം ലീഗില്‍ നിന്ന് ഹരിതക്ക് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ അരുവിയില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു: അപകടം കോട്ടയം തീക്കോയി മാര്‍മല പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. കോപ്പയിൽ അർജന്റീനയും യൂറോയിൽ ഇറ്റലിയും കപ്പടിക്കും, പവർ ഗെയിം കോപ്പയിലേത്; മുഹമ്മദ് റാഫി പറയുന്നു യൂറോ കപ്പിനെക്കാൾ തന്നെ ആകർഷിക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പവർ ഗെയിമാണെന്ന് ഇന്ത്യൻ ഫുട്ബോളറും ഐഎസ്എല്ലിലെ സൂപ്പർ താരങ്ങളിൽ ഒരാളുമായ മുഹമ്മദ് റാഫി. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അർജന്റീന കപ്പടിക്കാൻ ഏറെ സാധ്യതയുണ്ട്. യൂറോയിലാണെങ്കിൽ ഇറ്റലി സ്വപ്നസമാനമായ കുതിപ്പിലാണെന്നും റാഫി പറയുന്നു. ഏഷ്യാവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് റാഫിയുടെ വാക്കുകൾ. എന്തുകൊണ്ട് അര്‍ജന്റീന എന്നു ചോദിച്ചാൽ ചെറുപ്പം മുതൽ അർജന്റീന-ബ്രസീൽ എന്നാണ് കേട്ട് തുടങ്ങുന്നത്. കുറച്ച് കളിയൊക്കെ കണ്ടപ്പോ അർജന്റീന നല്ല ടീമാണെന്ന് തോന്നി. പിന്നെ ആ ടീമിനൊപ്പം ഫോളോ ചെയ്തു. അന്ന് ബാറ്റിസ്റ്റ്യൂട്ട മുതൽ റിക്വൽമി അടക്കം ഓരോ താരങ്ങളും വന്നുപോകുന്നു. മെസിയെ ഇഷ്ടമായത് കൊണ്ട് അര്‍ജന്റീനയ്‌ക്കൊപ്പം ഇപ്പോഴും പോകുകയാണ്. പിന്നെ ഇതുവരെ കളിച്ച കളികളൊക്കെ ഇഷ്ടവുമാണ്. മെസി മികച്ച കളിയാണ് ഇപ്പോൾ കാഴ്ച വെക്കുന്നത്. കൂടാതെ ടോപ് സ്‌കോററുമാണ്. ഏഷ്യാവിൽ വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്‍ക്ളാസിൽ! കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടങ്ങൾ നാളെ തുടങ്ങും; ബ്രസീലിന് എതിരാൽകികൾ ചിലെ യൂറോയ്ക്ക് പിന്നാലെ കോപ്പയിലും ക്വാർട്ടർ ആവേശം നിറയുന്നു. യൂറോ കപ്പിന്റെ അതിപ്രസരം കാരണം കോപ്പ നിറം മങ്ങിയെങ്കിലും, മങ്ങിപ്പോയ ആവേശം തിരികെ വരുത്താനുള്ള വഴിയിലേക്കാണ് ടൂർണമെന്റ് നീങ്ങുന്നത്. ടൂർണമെന്റിൽ ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനൽ പോരാട്ടം സാധ്യമാകും എന്ന തരത്തിലേക്ക് എത്തിയാൽ കോപ്പയിലേക്ക് ആവേശം നിറയും. ഇതിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുകയാണ് ഇരു ടീമുകളും. നാളെ രാവിലെ ചിലെക്കെതിരെ ബ്രസീൽ ഇറങ്ങും. ഞായറാഴ്ച്ച രാവിലെ ഇക്വഡോറുമായാണ് അർജന്റീനയുടെ മത്സരം. Also read- Euro Cup| അവസാന നാലിലേക്ക് ആര്; യൂറോ കപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം അതേസമയം, സൂപ്പർ താരമായ അലക്സിസ് സാഞ്ചസ് പരുക്ക് ഭേദമായി ടീമിൽ തിരികെയെത്തുന്നത് ചിലെക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ചിലെ ടീമിലും ഒരുപിടി മികച്ച താരങ്ങളുണ്ട്. സാ‌ഞ്ചസിനൊപ്പം മുന്നേറ്റത്തിൽ വിദാലും വാർഗാസും അരാൻക്വിസുമെല്ലാം ഫോമിലേക്കുയർ‍ന്നാൽ ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. Also read- ടോക്യോയിൽ ഹർഡിൽസ് ചാടിക്കടക്കാൻ മലയാളിയായ എം.പി. ജാബിർ; അനുമോദനവുമായി മലപ്പുറം ജില്ലാ കളക്ടർ ഇരുടീമുകളും തമ്മിലുള്ള നേർക്കുനേർ കണക്കിൽ ബ്രസീൽ ബഹുദൂരണം മുന്നിലാണ്. 72 മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 51 കളികളും ബ്രസീൽ ആണ് ജയിച്ചത്. 13 എണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ ചിലെക്ക് എട്ടെണ്ണത്തിൽ മാത്രമാണ് ജയം നേടാൻ കഴിഞ്ഞത്. ഇരുവരും അവസാനം ഏറ്റുമുട്ടിയ മത്സരത്തിലും ജയം ബ്രസീലിനൊപ്പം ആയിരുന്നു. 2017ൽ നടന്ന മത്സരത്തിൽ ചിലെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ചിലെയെ തോൽപ്പിച്ചത്. Copa America| കോപ്പയിലും ക്വാർട്ടർ ആവേശം; മത്സരങ്ങൾ നാളെ തുടങ്ങും, ബ്രസീൽ കളത്തിൽ രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് Shreyas Iyer| അയ്യർ ദ ഗ്രേറ്റ്; ടെസ്റ്റ് അരങ്ങേറ്റത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി ശ്രേയസ് അയ്യർ ഒരു ചെറിയ കൈയബദ്ധം; അക്ഷർ പട്ടേൽ അക്‌സർ പട്ടേലായത് ഇങ്ങനെ Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Happy Birthday Suresh Raina ഇന്ന് സുരേഷ് റെയ്‌നയുടെ ജന്മദിനം: ഈ ഇടംകൈയൻ ബാറ്റർ അവിസ്മരണീയമാക്കിയ 5 ഇന്നിങ്‌സുകൾ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Say no to Dowry സ്ത്രീ സുരക്ഷയ്ക്ക് 18 നിയമങ്ങൾ; എന്നിട്ടും അതിക്രമങ്ങള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ CAIT കഞ്ചാവ് പിടികൂടിയ സംഭവം; ആമസോണിനെതിരെ നടപടി വേണമെന്ന് വ്യാപാരികൾ Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി Reliance Jio പുതിയ നിരക്കുകളുമായി റിലയൻസ് ജിയോ; വിപണിയിലെ മികച്ച മൂല്യമുളള unlimited പ്ലാനുകൾ രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മദ്യപാനവും പുകവലിയും ഒഴിവാക്കുക. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുക. കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗര്‍ഭകാലത്തെ കരള്‍ രോഗം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണം ഗര്‍ഭകാലമെന്നത് സ്ത്രീശരീരത്തെ സംബന്ധിച്ച് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണ്. പലപ്പോഴും പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ആരംഭമായിപ്പോലും ഗര്‍ഭാവസ്ഥ മാറാറുണ്ട്. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാം; കരളിനെ സംരക്ഷിക്കാന്‍ ഇവ ശീലമാക്കാം മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാം; കരളിനെ സംരക്ഷിക്കാന്‍ ഇവ ശീലമാക്കാം മുലയൂട്ടല്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനം മുലയൂട്ടല്‍ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനം. ആറുമാസം കുഞ്ഞിന് തുടര്‍ച്ചയായി മുലയൂട്ടുന്ന അമ്മമാരില്‍ നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. Shahid Kapoor ചുണ്ടിൽ 25 തുന്നലുകളാണിട്ടത്, പഴയതുപോലാകുമെന്ന് കരുതിയില്ല ഷാഹിദ് കപൂർ പറയുന്നു CPM പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി new covid variant ഒമിക്രോൺ' ഡെൽറ്റയെക്കാൾ അപകടകാരി; ഈ പുതിയ കൊവിഡ് വകഭേദത്തെ എന്തുകൊണ്ട് പേടിക്കണം? Kerala Rain തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സ്റ്റാര്‍ലിങ്കിന് ടെലികോം മുന്നറിയിപ്പ്, സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ലൈസന്‍സ് വേണമെന്ന് നിര്‍ദ്ദേശം ഇതൊരു വെറൈറ്റി കുശലംപറച്ചില്‍ ത്രിണമൂല്‍ എംപിയെ ചിരിപ്പിച്ച് രാജ്‌നാഥ് സിംഗ് മലയാള ഭാഷയുടെ സമ്പന്നമായ കാലത്തിലൂടെഒരു യാത്ര; എന്റെ മലയാളം ശരവണഭവന്‍ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം; കാണാം വല്ലാത്തൊരു കഥ 'എന്നോട് കളിച്ചാൽ രണ്ടു മിനിറ്റിനുള്ളിൽ മര്യാദ പഠിപ്പിക്കും ആഭ്യന്തര സഹമന്ത്രി കർഷകരോട് കയർക്കുന്ന ഭീഷണി വിഡിയോ പുറത്ത് സൗജന്യമായി നൽകിയിരുന്ന സേവനത്തിനാണ് പിഴയും സറണ്ടർ ചാർജും ഏർപ്പെടുത്തിയത് രജിസ്റ്റര്‍ ചുരണ്ടിമാറ്റി, അനുപമ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞിട്ടും ദത്ത് നല്‍കി; വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട് അമ്മയറിയാത കുഞ്ഞിനെ ദത്ത് നല്‍കിയ വിവരത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഗുരുതരമായ വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഗുരുതരമായി വീഴ്ചകള്‍ കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത് 1. അനുപമ പരാതിയുമായി വന്ന ശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി. 2. അനുപമയുമായി ഏപ്രില്‍ മാസത്തില്‍ രണ്ട് സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ സി.ഡബ്ല്യുസി നടപടിയെടുത്തില്ല. 3. കുഞ്ഞിനെ തിരയുന്ന വിവരം സമിതികള്‍ നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല. 4. രജിസ്റ്ററിന്റെ ഒരു ഭാഗം ചുരണ്ടി മാറ്റി. 5. പത്രപരസ്യം വന്നതിന് ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളില്‍ അതില്ല. ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിജുഖാന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് ഉള്‍പ്പെടെ അന്വേഷിക്കേണ്ടി വരും. കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ! 😍 കൊച്ചിന് തയ്യാറാക്കിയ ഭക്ഷണം നടന് നൽകി ഒരമ്മ 😍🔥 കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ! 😍 കൊച്ചിന് തയ്യാറാക്കിയ ഭക്ഷണം നടന് നൽകി ഒരമ്മ 😍🔥 കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ! 😍 കൊച്ചിന് തയ്യാറാക്കിയ ഭക്ഷണം നടന് നൽകി ഒരമ്മ 😍🔥 മനസിന് കുളിർമയേകുന്ന ചില സ്നേഹബന്ധങ്ങളുണ്ട്. മുൻകാലപരിചയമോ കൊടുക്കൽ വാങ്ങലുകളുടെ പിൻബലമോ ഒന്നുമില്ലെങ്കിലും അത്തരം ബന്ധങ്ങൾ സുദൃഢമായി നിലനിൽക്കും. അത്തരമൊരു സ്‌നേഹ ബന്ധത്തിന്റെ അനുഭവകഥ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. ജനപ്രിയനടന്മാരുടെ ലിസ്റ്റിൽ എന്നും നിറഞ്ഞു നിൽക്കാറുള്ള ജയസൂര്യ യഥാർത്ഥ ജീവിതത്തിൽ മറ്റുളവരുടെ സ്‌നേഹഭാജനങ്ങൾ ഏറ്റുവാങ്ങാൻ എന്നും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ്. വാഗമൺ യാത്രയുമായി ബന്ധപ്പെട്ട ഒരു ഓർമ്മയാണ് ജയസൂര്യ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഈ അനുഭവകഥയിലെ നായിക ഒരമ്മയാണ്. യാത്രയ്ക്കിടയിൽ വളരെ ചെറിയൊരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഊണിനൊപ്പം കൊച്ചുമകനായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് താരത്തിന് നൽകിയ ആ അമ്മയെ സ്നേഹപൂർവ്വം തന്റെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ജയസൂര്യ. ആ കണ്ടുമുട്ടലിന്റെ ചിത്രവും തന്റെ സോഷ്യൽ മീഡിയ പേജിൽ താരം പങ്കുവെച്ചിട്ടുണ്ട്. “ഇവിടത്തെ കുഞ്ഞിന് സ്കൂളിൽ കൊടുത്തു വിടാൻ ഉണ്ടാക്കിയതാ. കൊറച്ച് മോനും കഴിച്ചോ ” എന്നാണ് ചിത്രത്തിന് ജയസൂര്യ നൽകിയ ക്യാപ്‌ഷൻ. താരം പങ്കുവെച്ച പോസ്റ്റ് വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ആ അമ്മയുടെ സ്നേഹം നിറഞ്ഞ കരുതലിനും നിഷ്കളങ്കതയ്ക്കും നൂറുമാർക്ക് നൽകുകയാണ് മലയാളികൾ. ഇത്തരം സ്നേഹ ബന്ധങ്ങൾ ഈ പുതിയ കാലഘട്ടത്തിൽ ഏറെ പ്രതീക്ഷ നല്കുന്നുവെന്നാണ് ആരാധകർ കമ്മന്റ് ചെയ്യുന്നത്. ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത് ജയസൂര്യയായിരുന്നു. വേറിട്ട അഭിനയശൈലിയാണ് താരത്തെ ഏറെ പ്രിയങ്കരനാക്കുന്നത്. സണ്ണി എന്ന ചിത്രത്തിൽ മുഴുനീളം ഒറ്റയ്ക്ക് അഭിനയിച്ച് തകർക്കുകയായിരുന്നു താരം. എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ചെറുപഴം വാങ്ങുമ്പോൾ ഇനി ഇങ്ങനെ ചെയ്യാൻ മറക്കല്ലേ! 😳 ഇതുപോലുള്ള സൂത്രങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് നഷ്‌ടം തന്നെ 😳👌 ബാക്കി വന്ന 1 കപ്പ് ചോറ് ഇത് പോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കൂ; കിടിലൻ നാലുമണി പലഹാരം റെഡി ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ്. വീട്ടിൽ ചോറ് ബാക്കി വരുമ്പോൾ അതുകൊണ്ട് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ ഒരു മസാല പലഹാരമാണിത്. അതിനായി മിക്സിയുടെ ജാറിലേക്ക് 1 കപ്പ് ചോറ് എടുക്കുക. അതിനുശേഷം അതിലേക്ക് 2 പച്ചമുളക് 1/4 സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, 1/2 ബ്രഡ് കഷ്ണങ്ങളാക്കിയത്, 1 കോഴിമുട്ട, ആവശ്യത്തിനുള്ള ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കുക. അതിനുശേഷം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. ഇനി നമുക്കിത് ഫ്രൈ ചെയ്തെടുക്കണം. ആദ്യം അടിച്ചെടുത്തിട്ടുള്ള മാവ് കുറേശെ ആയി കയ്യിലെടുത്ത് ഉരുളയാക്കി വെക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്തെടുക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് അടുപ്പത്തുവെച്ചു ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോരോ ഉരുളകൾ ഇട്ടുകൊടുക്കാം. തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക. അങ്ങിനെ ബാക്കി വന്ന ചോറുകൊണ്ടുള്ള ടേസ്റ്റിയായ സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. അതിനുശേഷം ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. വെറും അഞ്ചു മിനിറ്റു കൊണ്ട് തന്നെ നമുക്ക് ഈ സ്നാക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. വൈകീട്ട് ചായക്കൊപ്പം കിടു. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ Video credit: Mums Daily എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. വൈഷ്ണവിന്റെ പിറന്നാളിന് ദിയ കൊടുത്ത സർപ്രൈസ് കണ്ടോ! അന്നവൻ ക്യാമറക്കണ്ണിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു’! ഒരുസ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക് കാണു; വീട്ടമ്മമാരുടെ വലിയ തലവേദന മാറും പ്രവാസിയെ നാടുമായി അടുപ്പിക്കുന്നതില്‍ സിനിമയ്ക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. നാട്ടിലെ പഴയ തീയേറ്റര്‍ അനുഭവങ്ങള്‍ പ്രവാസിക്ക് സമ്മാനിക്കുന്ന ഒരു സിനിമ കൊട്ടകയുണ്ട് ഉമല്‍ ഖ്വയിനില്‍ ഗ്രനാഡ സിനിമ. ഗ്രനാഡ സിനിമയിലൂടെ തുടങ്ങുന്നു ഈ ആഴ്ചയിലെ അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 232. മെഡിക്കല്‍ കോളേജിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; മരണം ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നെന്ന് നിഗമനം അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സർക്കാർ; മരണപ്പെട്ട പിഞ്ചു കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ ഒഴിവ്: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം; അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 28 സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് പവന് 80 രൂപ കുറഞ്ഞു രാജ്യത്ത് തുടര്‍ച്ചയായ 23ാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ -ഡീസല്‍ വില കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് തിങ്കളാഴ്ച എന്ന ദിവസം പൊതുവെ നല്ലതാണ് എന്നാല്‍ ചില പ്രവൃത്തികള്‍ നല്ലതല്ല പഴം കഴിച്ച ശേഷം തൊലി കളയാന്‍ വരട്ടെ പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ട് നിങ്ങള്‍ക്ക് മോണയില്‍ നിന്ന് രക്തം വരാറുണ്ടോ എന്നാല്‍ ഇതിനെ നിസാരമായി കാണരുത് അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത് പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ?? ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര; കിവീസിനെ 296 റണ്‍സിന് ഓള്‍ ഔട്ടാക്കി; അക്‌സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ് നേട്ടം ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും ഇനി ഇരുവരും ഒന്നിച്ച് താമസം കണ്ണുവെച്ച് ആരാധകർ ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട് ഒടുക്കം ഞെട്ടിച്ച് അമൃത ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും ഇനി ഇരുവരും ഒന്നിച്ച് താമസം കണ്ണുവെച്ച് ആരാധകർ ഇത്രയും നാൾ ഞാൻ വേണ്ടന്ന് വെച്ചു ഇനി കിട്ടുന്ന അവസരങ്ങളൊന്നും ഞാന്‍ പാഴാക്കില്ല! ഇപ്പോള്‍ ചിന്തിച്ചപ്പോള്‍ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നുണ്ട് ഒടുക്കം ഞെട്ടിച്ച് അമൃത വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പരിശോധന റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദേശം മുല്ലപ്പെരിയാറില്‍ അടിയന്തിരമായി ഒന്നും ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പൂഴിക്കടകനുമായി സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട് സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,760 രൂപ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് പവന് 80 രൂപ കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് പവന് 120 രൂപ വര്‍ദ്ധിച്ചു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ഇടിവ് പവന് 560 രൂപ കുറഞ്ഞു ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച നിഫ്റ്റി 17,300ന് താഴെയെത്തി സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,760 രൂപയിലും ഗ്രാമിന് 4,470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക രണ്ടാം ഭാര്യയുമായി കഴിയുന്നതിനിടയിൽ ആദ്യ ബന്ധത്തിലുണ്ടായ മകളിൽ കണ്ണുടക്കി;ആരുമില്ലാത്ത സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു;രണ്ടാനച്ഛന്റെ കാമവെറിയിൽ നിന്നും കുതറിയോടി പെൺകുട്ടി;പേടിച്ചോടിയ പെൺകുട്ടി സ്റ്റെയറിൽ താഴേക്ക് വീണ് പരിക്കേറ്റു; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ പിടിക്കൂടി പോലീസ് കേസില്‍ വഴിത്തിരിവ് കേവലം ഒരു അപകട മരണമാണെന്ന് വിധിയെഴുതിയ മോഡലുകളുടെ മരണം വഴിമാറുന്നു; സൈജുവിനെ നിരീക്ഷിച്ചതില്‍ നിന്നും പോലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മോഡലുകളുടെ മരണം ഉണ്ടായത് സൈജുവില്‍ നിന്ന് രക്ഷപ്പെട്ട് പായുന്നതിനിടെ മൂന്നുപെൺക്കുട്ടികൾ ഒന്നിച്ച് കൈ കോർത്ത് നടന്ന് നീങ്ങി;അതിൽ രണ്ടുപ്പേർ കാണാമറയത്ത്; പാമ്പാടി കോത്തലയിൽ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികളായ സഹോദരിമാരെ കാണാതായി;ഓൺലൈൻ ക്ലാസിനു ശേഷം മാതാപിതാക്കൾ ഇല്ലാത്ത സമയം പെൺകുട്ടികൾ വീട് വിട്ടിറങ്ങി; പ്രദേശത്തു നിന്നും കാണാതായ രണ്ടു യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം; സിസിടിവി ദൃശ്യങ്ങളിൽ അവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ മറുപടി ഞെട്ടിക്കുന്നത് മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല; വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി! ആരും കാണാതെ ചർദിക്കാൻ പാടുപെട്ടു രാവിലെയും വൈകിട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം; കടുത്ത വിശപ്പായിരുന്നു ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്‌തു ഗർഭകാലത്തെ അവസ്ഥ തുറന്ന് പറഞ്ഞ് അനുപമ 'ഒരു പരിചയവുമില്ലാത്ത ആന്ധ്രയിലെ ദമ്പതികളുടെ രൂപത്തെയും സ്വഭാവത്തെയും സാമ്പത്തിക സ്ഥിതിയെയും കുറിച്ച്‌ കേരളത്തിലുള്ള ഒരു വലിയ വിഭാഗം ആളുകള്‍ക്ക് കൃത്യമായ ധാരണയും ഈ കുഞ്ഞ് അവര്‍ക്കൊപ്പമാണ് ജീവിക്കേണ്ടതെന്ന അഭിപ്രായത്തിലെത്താനുള്ള യുക്തിയും എങ്ങനെ ലഭിച്ചു എന്നതാണ് ജ്യോതി രാധിക കുറിക്കുന്നു കോട്ടവാസലില്‍ സംശയാസ്പദമായി 'ഇന്നോവ പരിശോധനയ്ക്കിടെ കാറിന്റെ ഡോറുകളുടെ വശങ്ങളില്‍ സ്‌ക്രൂ പിടിപ്പിക്കാത്തത് പരിശോധനയ്ക്കിടെ സംശയമുണ്ടാക്കി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുൻപിൽ പകച്ച് യുവാക്കൾ! ഡോറിനുള്ളിലും സ്റ്റെപ്പിനി ടയറിനിടയിലും ഡിക്കിയിലും കണ്ടെത്തിയത് നടുക്കുന്ന കാഴ്ച! അന്വേഷണ സംഘം പോലും ഞെട്ടി തമ്പാനൂരിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആ രഹസ്യ വിവരം ലഭിച്ചു; ലോഡ്ജിലെത്തി പരിശോധിച്ചപ്പോൾ കണ്ടത്! പാമ്പാടി കോത്തലയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി;തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്; ഇവർക്കൊപ്പം രണ്ടു യുവാക്കളെയും പിടികൂടി;കുടുക്കിയത് യുവാക്കളുടെ ഫോൺ ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച്‌ ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാകുന്നില്ല! കണ്ണുനനയ്ക്കുന്ന കുറിപ്പുമായി ഉദ്യോഗസ്ഥൻ ഭാര്യ ആത്മഹത്യ ചെയ്ത് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും ആത്മഹത്യ ചെയ്തു ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് താഹിറ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പങ്കാളി വാഹനാപകടത്തിൽ മരണപ്പെട്ടതിന്റെ മനോവദനയിലെന്ന് സൂചന അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം പ്രണവിന്റെ ജീവിതത്തെ കുറിച്ച് അമ്മ പറയുന്നത് (40 seconds ago) സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75 ലക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ബാലികാ ഹോസ്റ്റല്‍ നിര്‍മ്മാണത (51 minutes ago) ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയത്ത് അമ്മായിയഛന്റെ ലീലാവിലാസം ഭര്‍തൃപിതാവിനെതിരേ 21കാരിയുടെ പരാതി (52 minutes ago) പ്രകാശന്റെ സ്വഭാവം മാറിയാലെങ്കിലും രൂപ മാറുമോ ഇതിപ്പോൾ വൻ നെഗറ്റീവ് ആണല്ലോ കിരണിന്റെ അമ്മ: കല്യാണിയെ ഇങ്ങനെ ക്രൂശിക്കണോ 1 hour ago) വേദികയുടെ ഗർഭം പാളി പോയി സാന്ത്വനം വീണ്ടും ഒന്നാമതെത്തി, ഹരി തമ്പിയുടെ വീട്ടിൽ പോയതോടുകൂടി കഥ മാറി; റേറ്റിങ്ങിൽ സാന്ത്വനം വീണ്ടും ഒന്നാമത് (1 hour ago) ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 312; രോഗമുക്തി നേടിയവര്‍ 5144, കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകള്‍ പരിശോധിച്ചു, ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് (1 hour ago) യുഎഇയ്ക്കും സൗദിക്കും പിന്നാലെ വിലക്ക് കൽപ്പിച്ച് ഒമാനും; ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്! നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍, 14 ദിവസത്തിനിടെ ഈ ഏഴ് രാ (1 hour ago) ഗൾഫ് രാഷ്ട്രങ്ങൾ മുൾമുനയിൽ; വിപണികള്‍ വീണ്ടും നിശ്ചലമാകുമെന്ന ആശങ്കയിൽ ലോകം, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ (2 hours ago) ഗജനി വില്ലനാണെങ്കിലും പെട്ടെന്ന് ഒഴിവാക്കരുത് അമ്മയറിയാതെ വില്ലന്മാരെല്ലാം അടിപൊളിയാണ്; ത്രില്ലടിപ്പിക്കുന്ന കൊലപാതകം; ഗജനിയുടെ റോൾ ഇവിടെ തീരുമോ അമ്മയറിയാതെ മഹാ എപ്പിസോഡ് ത്രില്ലിംഗ് പ്രൊമോ കണ്ടത (2 hours ago) 'കുപ്പയില്‍ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറില്‍ യാത്രയായി. തുലാവര്‍ഷ കാലമാണ്. മിന്നലും ഇടിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക 2 hours ago) ഒമിക്രോണ്‍ ജാഗ്രതയോടെ കേരളവും: വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗമെടുക്കണം, മന്ത്രി വീണാ ജോര്‍ജ് (2 hours ago) കോവിഡ് മഹാമാരിക്കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത് ഒട്ടേറെ കടമ്പകൾ മറികടന്ന്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും (2 hours ago) പത്തു റുപ്പികയുടെ നോട്ടിൽ ആ പ്രണയമൊതുക്കി യാത്രയാകുന്നതോടെ അതവിടെ തീർന്നില്ലേ പ്രണയത്തെ കുറിച്ച് നിനക്ക് എന്തൊക്കെയറിയാം ദത്തന്റെ ആ ചോദ്യം സനയെ നിശബ്ദമാക്കി പച്ചയായ ജീവിതവും പഴയ കാല ഓർമ്മകളും പറ (2 hours ago) ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ (3 hours ago) സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും ഇതൊന്നു കണ്ടു പഠിച്ചാൽ കൊള്ളാമായിരുന്നു! മാതാപിതാക്കളോട് സ്ത്രീധനമായി 75 ലക്ഷം വേണമെന്ന് പറഞ്ഞ് വാങ്ങി: സ്ത്രീധന തുക ബാലികാ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കി മാതൃകയായി വധു ഒതുക്കൽ ആരോപണം തള്ളി പി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനത്തോടെ, യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും വിമാനം അടിയന്തരമായി നിലത്തിറക്കി, ഒഴിവായത് വൻ അപകടം, 139 യാത്രക്കാരുമായി പട്നയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തകരാർ യഥാർത്ഥ കൊവിഡ് വൈറസിൽ നിന്ന് വളരെയേറെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ ഒരിക്കൽ രോഗം വന്നവരിലേക്ക് പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ് വൈറസിനെതിരെ ജാഗ്രത വേണമെന്നും കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം വർദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ പ്രഭാതഭക്ഷണമോ ഉച്ചയ്ക്കത്തേയും രാത്രിയിലെയും കറികളോ പാചകം ചെയ്യാറില്ല; ഇവ ഒരു പൊതു അടുക്കളയിലാണു പാചകം ചെയ്യുന്നത്;ടിഫിൻ കാരിയറുകളിലായി എട്ടു മണിക്കു മുമ്പ് 10 പേരുടെയും വീടുകളിൽ എത്തിക്കുന്നു;വീടുകളിൽ ചോറും ചായയും മറ്റും മാത്രമേ വയ്ക്കാറുള്ളൂ; പൊന്നാനിയിലെ പൊതു അടുക്കളയെ കുറിച്ച് ഡോ തോമസ് ഐസക്ക് ഒട്ടേറെ പ്രതിസന്ധികളെ മറികടന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിച്ചത്; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥർക്കും പൊതുസമൂഹത്തിനും നന്ദി പറഞ്ഞ് മന്ത്രി വി ശിവൻകുട്ടി ഒമാനിലേക്ക് ഈ രാജ്യക്കാർ വരേണ്ട, ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഒമാൻ വിവാഹത്തിന് മുൻപ് കോടികളുടെ സ്വപ്നം സ്വന്തമാക്കി നയൻതാരയും വിഗ്നേഷും ഇനി ഇരുവരും ഒന്നിച്ച് താമസം കണ്ണുവെച്ച് ആരാധകർ തമ്പാനൂരിൽ അന്വേഷണം നടത്തുന്നതിനിടെ പോലീസിന് ആ രഹസ്യ വിവരം ലഭിച്ചു; ലോഡ്ജിലെത്തി പരിശോധിച്ചപ്പോൾ കണ്ടത്! പാമ്പാടി കോത്തലയിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി;തിരുവനന്തപുരം തമ്പാനൂരിലെ സി കെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്; ഇവർക്കൊപ്പം രണ്ടു യുവാക്കളെയും പിടികൂടി;കുടുക്കിയത് യുവാക്കളുടെ ഫോൺ 35 -ാം വയസിൽ 10 കോടിയിലേറെ സമ്പാദ്യം, ജോലിയിൽ നിന്നും വിരമിച്ചു, പണം സമ്പാദിക്കാൻ ഈ യുവതി പറയുന്ന സൂത്രം Sathyam Online അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാ വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് കര്‍ഷ കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83R മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ട്; രണ്ടാം റൗണ്ടിലെ മൂ ഫാൻ്റസി കഥയുമായ് ‘ത തവളയുടെ ത’; ഫസ് ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ് പുതിയ കൊവിഡ് വകഭേദം; യാത്രക്കാര്‍ക്ക് പുതിയ നിര “ഞാന്‍ അരികിലിരുന്ന് അവളുടെ കൈപിടിച്ചു, ന തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) പതിനഞ് വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് ഫ്ല ദേശീയ ദാരിദ്ര്യ സൂചികയിലെ കേരളത്തിന്റെ നേട്ടം ഉ കേരളത്തിലെ ഓരോ മനുഷ്യനും, പ്രത്യേകിച്ച് പെൺകുട് അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോ ആരാണീ കര്‍ഷകര്‍ അവര്‍ സാധാരണക്കാരാണ് നിലം ആരാണു കോണ്‍ഗ്രസിന്‍റെ നേതാവ് സമകാലിക സംഭവ വിക പുള്ളാലില്‍ തോമസ് ചാക്കോ കോണ്‍ഗ്രസില്‍ കത്തി ഉയ മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ സീറോ ബഡ്ജറ്റില്‍ ചിത്രീകരിച്ച മുഹമ്മദിന്റെ R ‘ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, പ ബിഗ്ബാഷ് ലീഗ് ഫൈനലിൽ സ്വവർഗ ദമ്പതികൾ നേർക്കുനേർ ഓസീസ് ടെസ്റ്റ് ടീമിനെ ഇനി പാറ്റ് കമ്മിന്‍സ് നയി ഒരു കോടി ഇരുചക്ര വാഹന വായ്പ എന്ന നാഴികക്കല്ല് പ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയ വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നടി രമ്യ നമ് സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡ ഇലക്ട്രിക്ക് വാഹന വായ്പപദ്ധതി “ഗോ ഗ്രീനു പുതിയ എയ്റോ 13 അവതരിപ്പിച്ച് എച്ച്.പി ഫെഡറല്‍ ബാങ്കിന് ആലുവ ജില്ലാ ആശുപത്രിയുടെ പ്രൊജ അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ ഹോമിയോ സേവനം ഇനി വളരെ എളുപ്പത്തില്‍! എം-ഹോ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ് വെക്റ്റര്‍ ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പ പല ആരോഗ്യ അവസ്ഥകളിലും വ്യായാമം നല്ല സ്വാധീ 35 -ാം വയസിൽ 10 കോടിയിലേറെ സമ്പാദ്യം, ജോലിയിൽ നിന്നും വിരമിച്ചു, പണം സമ്പാദിക്കാൻ ഈ യുവതി പറയുന്ന സൂത്രം യുകെ യിൽ നിന്നുള്ള കാറ്റി ഡോണഗനി ന്റെ വയസ്സ് വെറും മുപ്പത്തിയേഴ്. മിക്കവരും ജോലി ചെയ്തു സമ്പാദിക്കാൻ ആരംഭിക്കുന്ന ഈ പ്രായത്തിൽ പക്ഷേ അവൾ വിരമിച്ചു കഴിഞ്ഞു. അതും ഈ ചെറിയ കാലയളവിനുള്ളിൽ പത്ത് കോടിയിലേറെ സമ്പാദിച്ചതിന് ശേഷമാണ് അവൾ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നത്. എത്രജോലി ചെയ്താലും ഈ ചെറിയ സമയത്തിനുള്ളിൽ എങ്ങനെയാണ് ഒരു വ്യക്തിയ്ക്ക് ഇത്രയൊക്കെ മിച്ചം പിടിക്കാൻ സാധിക്കുന്നത് എന്നത് എല്ലാവരേയും ഞെട്ടിക്കുന്ന കാര്യമാണ്. അതിന് അവൾ പറയുന്ന സൂത്രവാക്യം ചിലവുകൾ കുറക്കുക എന്നതാണ്. താൻ കൈയിലുള്ള പണം ചിലവഴിക്കുന്നതിന് പകരം മിച്ചം പിടിക്കുകയായിരുന്നു എന്നവൾ പറയുന്നു. ചെറുപ്പം മുതലേ അവൾ പണം ആവശ്യത്തിന് മാത്രമാണ് ചിലവാക്കിയിരുന്നത്. ഈ ശീലം തന്നെയാണ് അവളെ വെറും മുത്തപ്പത്തിയഞ്ചാമത്തെ വയസ്സിൽ കോടിപതിയാക്കിയതും. കാറ്റിയുടെ കുടുംബത്തിന് സുഖമായി ജീവിക്കാനുള്ള സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ അവധിക്കാലത്ത് ടൂർ പോകുന്നതിനോ, പുറത്ത് പോയി വലിയ ഹോട്ടലുകളിൽ നിന്ന് ആഹാരം കഴിക്കുന്നതിനോ അവൾ പണം അധികം ചിലവഴിച്ചില്ല. മറ്റ് ചെറുപ്പക്കാരിൽ നിന്ന് വ്യത്യസ്തമായി കാറ്റി തന്റെ പോക്കറ്റ് മണി ചെലവഴിക്കുന്നതിന് പകരം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. 2005 ജനുവരിയിലാണ് കോസ്റ്റാറിക്കയിൽ വച്ച് അവൾ തന്റെ ഭർത്താവ് അലനെ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ അവർ യുകെയിലേക്ക് മടങ്ങി. സ്റ്റാറ്റിസ്റ്റിക്സ് പഠിക്കാനായി കാറ്റി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. സാധാരണയായി അവിടങ്ങളിൽ മക്കൾ ആ പ്രായമാകുമ്പോഴേക്കും മാതാപിതാക്കളെ വിട്ട് മാറി താമസിക്കാൻ തുടങ്ങിയിരിക്കും. എന്നാൽ കാറ്റി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിനും, വസ്ത്രത്തിനുമായി വളരെ കുറച്ച് പണം മാത്രമാണ് അവൾ ചിലവഴിച്ചിരുന്നത്. പിന്നീട് 2008 ൽ ബിരുദം നേടിയ ശേഷം, അവൾ ഹാംഷെയറിലെ അലന്റെ അമ്മയോടൊപ്പം താമസമാക്കി. അങ്ങനെ വീട്ടുവാടക മിച്ചം പിടിക്കാൻ അവർക്ക് സാധിച്ചു. കൂടാതെ, കാറ്റി പ്രതിവർഷം 29 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു ആക്ച്വറിയായി ജോലി ചെയ്തു. അലന് ആ സമയം സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ലായിരുന്നു. അലൻ പല പല ജോലികൾ ചെയ്തു പണം സമ്പാദിച്ചു. പലപ്പോഴും ജോലിക്കു പോകുമ്പോൾ വീട്ടിൽ ഉണ്ടാക്കിയ ആഹാരമാണ് അവർ കഴിക്കാറുള്ളത്. പുറത്തുള്ള ആഹാരം വാങ്ങി പണം കളയാൻ അവർ ഒരുക്കമല്ലായിരുന്നു. ഒരു സെക്കൻഡ് ഹാൻഡ് സ്കോഡ വണ്ടിയിലായിരുന്നു യാത്ര. 2013 ജൂലൈയിൽ ഈ ദമ്പതികൾ വിവാഹിതരായി. വിവാഹവേളയിലും ചിലവുകൾ അവർ പരമാവധി നിയന്ത്രിച്ചു. അടുത്തുള്ള ഒരു ഹാൾ വാടകയ്ക്കെടുത്തും, ക്ഷണങ്ങൾ ഇമെയിൽ വഴിയാക്കിയും, അലങ്കാരങ്ങൾ ചെയ്യാൻ ഒരു സുഹൃത്തിന്റെ സഹായം തേടിയും അവർ ചെലവ് കഴിയുന്നത്ര കുറച്ചു കൊണ്ടുവന്നു. 2014 അവസാനത്തോടെ അവളുടെ വരുമാനം പ്രതിവർഷം 58 ലക്ഷം രൂപയായി വർദ്ധിച്ചു. എന്നിട്ടും പക്ഷേ അവൾ വരവിനനുസരിച്ച് ചിലവാക്കാൻ ശ്രമിച്ചില്ല. കൈയിൽ വരുന്ന ഒരോ അണയും മിച്ചം പിടിക്കാനുള്ള വഴികൾ അവർ തേടി. ഇത് കൂടാതെ, എല്ലാ മാസവും മൂന്നുലക്ഷത്തോളം രൂപ അവർ മാറ്റിവയ്ക്കാൻ തുടങ്ങി. ഇത്രയൊക്കെ സമ്പാദ്യമുള്ള അവരുടെ കൊച്ചു ഫ്ലാറ്റും, പഴയ കാറും, ഒതുങ്ങിയ ജീവിതരീതിയും കണ്ട് പലരും അവർക്ക് ഭ്രാന്താണെന്ന് കരുതി. 2015 ലാണ് കാറ്റി FIRE എന്ന പ്രസ്ഥാനത്തെക്കുറിച്ച് വായിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം, നേരത്തെ വിരമിക്കൽ എന്നത്തിന്റെ ചുരുക്കപ്പേരാണ് ഫയർ. ഇത് ചെലവ് കുറയ്ക്കാനും, സമ്പാദ്യം വർധിപ്പിക്കാനും അവരെ സഹായിച്ചു. കൂടുതൽ പണം സമ്പാദിക്കാനായി കാറ്റിയും അലനും ഓഹരി വിപണിയിൽ ഗവേഷണം നടത്തുകയും അതിൽ നിക്ഷേപം ആരംഭിക്കുകയും ചെയ്തു. 2018 സെപ്റ്റംബറോടെ അവർക്ക് എട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടാക്കാൻ കഴിഞ്ഞു. 2019 മാർച്ചിനും ഏപ്രിലിനും ഇടയിൽ അവർ പത്ത് കോടിയെന്ന ലക്ഷ്യത്തിലെത്തി. തുടർന്ന് കാറ്റി വിരമിക്കാൻ തീരുമാനിച്ചു. അതേസമയം വിരമിച്ചെന്ന് വച്ച് വീട്ടിൽ ചുമ്മാ ഇരിക്കാനും കാറ്റിയ്ക്ക് താല്പര്യമില്ലായിരുന്നു. അവൾ ഇപ്പോൾ റിബൽ ഫിനാൻസ് സ്കൂൾ നടത്തുകയാണ്. മറ്റുള്ളവർക്ക് അവരുടെ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും പണച്ചെലവ് നിയന്ത്രിക്കാനും സഹായിക്കുന്ന പത്ത് ആഴ്ച ദൈർഘ്യമുള്ള ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണിത്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ അവരുടെ പ്രധാന പണി സഞ്ചാരികളായി ലോകം ചുറ്റലാണ്. തായ്‌ലൻഡ് മുതൽ മെക്സിക്കോ വരെ മിക്കയിടത്തും അവർ സഞ്ചരിച്ചു കഴിഞ്ഞു. മുൻപ് ഒതുങ്ങിയ ഒരു ജീവിതം നയിച്ച അവർ ഇപ്പോൾ അടിച്ചുപൊളിച്ച് ജീവിതം ആഘോഷിക്കുന്നു. വലിയ വീടും, വിലകൂടിയ വസ്ത്രങ്ങളുമല്ല, ജീവിതവിജയത്തിന്റെ അടിസ്ഥാനം പകരം ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് എന്ന് കാറ്റി പറയുന്നു. വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ. പ്രസവസമയത്ത് സെപ്സിസ് ബാധിച്ചതിനെത്തുടര്‍ന്ന് ജീവനുവേണ്ടി പോരാടിയ ദിവസങ്ങളെക്കുറിച്ച് 33കാരിയായ ഷെല്ലി യംഗ്; രോഗ എവിടെ കുഴിച്ചാലും സ്വർണ്ണവും വജ്രവും; അമൂല്യമായ രത്‌ന കല്ലുകളും അപൂർവ്വയിനം ഡയമണ്ടും ഇവിടുത്തെ വീടിന് മുന്നില്‍ മനോഹരമായ പൂന്തോട്ടം; പൂക്കൾ യഥാർത്ഥത്തിലുള്ളതല്ലന്ന് വീട്ടുകാരി, അത്ഭുതപ്പെട്ട് കാഴ്ചക്കാര്‍ അഫ്ഗാനിസ്താനിൽ ലഹരിവസ്തുക്കളുടെ ഉത്പാദനം നിരോധിക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾ പാളുന്നു; അഫ്ഗാനിൽ വ്യാപകമായി കറുപ്പ് ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം; ഡോക്ടർമാർക്കും ലോകത്തിനും അത്ഭുതമായി 12 സെന്റീമീറ്റർ നീളമുള്ള വാലുമായി വെറും കഴുതയല്ല, കശുവണ്ടിയും, ബദാമുമാണ് ആഹാരം ബത്തേശ്വർ മേളയിൽ എത്തിച്ച ഈ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ബെംഗളൂരു: ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ അടിക്കിടെ ഉണ്ടാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാർക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കിൽ സർക്കാർ ദയനീയ പരാജയമാണെന്ന് പറയേണ്ടി […] നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരിയുടെ പരാതി; ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു തിരുവനന്തപുരം: ജി.വി. രാജ വിഎച്ച്എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടി ഇതു സംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നതായി ജീവനക്കാരി പരാതി നൽകിയിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ വകുപ്പിലെ പ്രത്യേക സംഘത്തെ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ …] വിപണിയിലില്ലാത്ത റബറിന് വില ഉയര്‍ന്നിട്ട് കര്‍ഷകന് നേട്ടമില്ല: വി.സി.സെബാസ്റ്റ്യന്‍ എഞ്ചിന്‍ തകരാര്‍; നാഗ്പുരില്‍ വിമാനം അടിയന്തരമായി ഇറക്കി ‘ഒമൈക്രോൺ’ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേര് അത്യന്തം അപകടകാരിയായ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഡബ്ള്യു എച്ച് ഒ നൽകിയിരിക്കുന്ന പേരാണ് ഒമൈക്രോൺ. ഡബ്ള്യു എച്ച് ഒ ലോകരാഷ്ട്രങ്ങൾക്ക് ഇതുസംബന്ധമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വളരെവേഗം പടരുന്ന ഈ വകഭേദം വാക്സിൻ മൂലമുള്ള പ്രതിരോധ സുരക്ഷയെ ഭേദിക്കാൻ കഴിവുള്ളതാണ്.കൂടുതൽ കരുതലും ശ്രദ്ധയുമില്ലെങ്കിൽ അപകടമാണ്. ആദ്യം നവമ്പർ 24 നു ദക്ഷിണാഫ്രിക്കയിലും പിന്നീട് ബോട്ട്സുവാന ബെൽജിയം,ഹോംഗ്‌കോംഗ്, ഇസ്രായേൽ നമീബിയ, സിംബാബ്‌വെ, ലെസോതോ എന്നീ രാജ്യങ്ങളിലും ഇതിന്റെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടേക്കുള്ള വിമാനസർവീസുകൾ പല […] വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി […] ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡിലെത്തിയ 61 പേര്‍ക്ക് കൊവിഡ്; ഒമിക്രോണ്‍ ആശങ്ക ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഷിഫോള്‍ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. പോസീറ്റിവ് ആയവരില്‍ ഒമിക്രോണ്‍ വകഭേദം ഉണ്ടോ എന്ന് അറിയാനായി കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയതിന് പിന്നാലെ അറുന്നൂറോളം പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പുതിയ കൊവിഡ് വകഭേദം; യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍ ദുബൈ: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് എമിറേറ്റ്‌സ് വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് ഉള്‍പ്പെടെയുള്ളവയ്ക്കായി അതത് ട്രാവല്‍ ഏജന്റുമാരെ ബന്ധപ്പെടുകയോ എമിറേറ്റ്‌സ് കാള്‍ സെന്ററിനെ സമീപിക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റിവെച്ചു; അതിർത്തിയിലെ കർഷക സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റിവെക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ഡിസംബര്‍ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരം ഉണ്ടാവില്ല. അതേ സമയം, സമരത്തിനിടെ കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നഷ്ടപരിഹാര കാര്യത്തിലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ ബെര്‍ലിന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തെ ബെല്‍ജിയത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. കോട്ടയത്തുനിന്നു കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി തിരുവനന്തപുരം: കോട്ടയത്തുനിന്നു കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 […] സിറോമലബാര്‍ സഭയില്‍ നാളെ നിര്‍ണായക ദിനം ആരാധനാക്രമ ഏകീകരണം നാളെ മുതലെന്ന നിലപാടില്‍ ഉറച്ച് സഭാ നേതൃത്വം. എല്ലാ രൂപതകളിലും നാളെ മുതല്‍ പുതിയ ആരാധനാക്രമം തുടങ്ങണമെന്നും നിര്‍ദേശം എതിര്‍പ്പുയര്‍ത് കൊച്ചി: സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണ തീരുമാനം നാളെ മുതല്‍ നടപ്പാക്കും. നേരത്തെ സിറോമലബാര്‍ സഭാ സിനഡ് ചേര്‍ന്ന് നിശ്ചയിച്ച തീതയിയാണ് നവംബര്‍ 28. അന്നു മുതല്‍ കത്തീഡ്രല്‍ ദൈവാലയങ്ങളിലടക്കം പുതിയ കുര്‍ബാനയര്‍പ്പണം തുടങ്ങുമെന്നായിരുന്നു സഭാ തീരുമാനം. എറണാകുളം-അങ്കമാലി അതിരൂപതയടക്കം സിനഡ് നിര്‍ദേശിച്ചിട്ടുള്ള കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കണമെന്നാണ് ഇന്നും സഭാ മോജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചത്. ഇന്നു ചേര്‍ന്ന പെര്‍മനന്റ് സിനഡും ഇതിനു അംഗീകാരം നല്‍കിയിട്ടുണ്ട്. സിനഡ് രീതി എല്ലാ […] ഒമിക്രോണ്‍ വകഭേദം; ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയേക്കും കുവൈറ്റ് സിറ്റി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍, വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കു കുവൈറ്റ് വിലക്കേര്‍പ്പെടുത്തുമെന്ന് സൂചന. ആരോഗ്യ, ആഭ്യന്തര, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ ഉടന്‍ യോഗം ചേരുമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കുവൈറ്റ് അധികൃതര്‍ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വൈറസ് വകഭേദം രാജ്യത്ത് എത്താത്തിരിക്കാന്‍ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ആരോഗ്യവൃത്തങ്ങള്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും …] ഒമിക്രോണ്‍ വകഭേദം; അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിൻ്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര […] ഡിഷ് ആന്റിന എന്ന താളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഒരു പ്രത്യേക താളില്‍ നിന്നു കണ്ണി ചേര്‍ക്കപ്പെട്ടിട്ടുള്ള താളുകളില്‍ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയില്‍ പെടുന്ന നിങ്ങള്‍ ശ്രദ്ധിക്കുന്ന താളുകള്‍ കടുപ്പിച്ച് കാണിച്ചിരിക്കുന്നു. പുതിയമാറ്റങ്ങളുടെ ക്രമീകരണം കഴിഞ്ഞ 1 3 7 14 30 ദിവസങ്ങള്‍ക്കുള്ളിലുണ്ടായ 50 100 250 500 മാറ്റങ്ങള്‍ കാട്ടുക ചെറുതിരുത്തലുകളെ മറയ്ക്കുക ബോട്ടുകളെ പ്രദര്‍ശിപ്പിക്കുക അജ്ഞാത ഉപയോക്താക്കളെ പ്രദര്‍ശിപ്പിക്കുക ലോഗിന്‍ ചെയ്തിട്ടുള്ളവരെ മറയ്ക്കുക എന്റെ തിരുത്തലുകള്‍ മറയ്ക്കുക 00:23, 27 നവംബര്‍ 2021 മുതലുള്ള മാറ്റങ്ങള്‍ കാട്ടുക നെയിംസ്പേസ്: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം സര്‍വ്വവിജ്ഞാനകോശം സര്‍വ്വവിജ്ഞാനകോശം സംവാദം ചിത്രം ചിത്രത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വിഭാഗം വിഭാഗത്തിന്റെ സംവാദം വിപരീതം തിരഞ്ഞെടുക്കുക ഈ താളിലേയ്ക്ക് കണ്ണികളുള്ള മറ്റ് താളുകള്‍ക്ക് ഇവിടെ സൂചിപ്പിക്കപ്പെട്ട സമയത്ത് മാറ്റങ്ങളൊന്നും സം‌ഭവിച്ചിട്ടില്ല. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി ലോകകപ്പ് ഒത്തുകളി ആരോപണം; അരവിന്ദ ഡിസില്‍വയെ പോലീസ് ചോദ്യം ചെയ്തു ഇന്ത്യ കിരീടം ചൂടിയ 2011 ലോകകപ്പ് ഫൈനൽ ഒത്തുകളിയാണോ എന്നന്വേഷിക്കുന്ന ശ്രീലങ്കൻ പൊലീസ് സംഘം മുൻ ശ്രീലങ്കൻ താരവും ചീഫ് സിലക്ടറുമായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തു. ഒത്തുകളി വിവാദത്തിൽ ശ്രീലങ്കൻ പൊലീസ് അന്വേഷണം ആരംഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് അന്ന് ചീഫ് സിലക്ടറായിരുന്ന അരവിന്ദ ഡിസിൽവയെ ചോദ്യം ചെയ്തുവെന്ന വെളിപ്പെടുത്തൽ. അന്വേഷണ സംഘം ആറു മണിക്കൂറോളം ഡിസിൽവയെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഫൈനലിൽ കളിച്ച ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന ഇടംകയ്യൻ ഓപ്പണർ ഉപുൽ തരംഗയെയാണ് അന്വേഷണ സംഘം അടുത്തതായി ചോദ്യം ചെയ്യുക. തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പുതുതായി 5 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.ഇന്ന് 2 പ്രദേശങ്ങളെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ജൂണ്‍ 12 ന് മരണമടഞ്ഞത് വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.19, കുവൈറ്റ്12, സൗദി അറേബ്യ9, ഖത്തര്‍5, ഒമാന്‍2, നൈജീരിയ2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര13, തമിഴ്‌നാട്4, ഡല്‍ഹി3, രാജസ്ഥാന്‍1, പശ്ചിമ ബംഗാള്‍1, തെലുങ്കാന1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 75,656 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയില്‍വേ വഴി 27,976 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്. 14 ദിവസം കഴിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 31,424 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 29,991 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം കോവിഡ് രോഗമുക്തിയായ ആള്‍ക്ക് മാസങ്ങള്‍ക്കിപ്പുറം വീണ്ടും രോഗബാധ; ആശങ്ക സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം സംസ്ഥാനത്ത് ആകെ 112 പേര്‍ക്ക് കോവിഡ്; ഇന്ന് സ്ഥിരീകരിച്ചവരില്‍ 3 പേര്‍ക്ക് രോഗം ബാധിച്ചത് കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനികക്കെതിരെ കേസ്; 96 എം.പിമാര്‍ ഭീതിയില്‍ കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജിനായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നത് ഉയരുന്നു; ഭയക്കണം സൂപ്പര്‍ സ്‌പ്രെഡ് 'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാന്ന് കേരളത്തിലെ പ്രവർത്തകർ ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി Prime Minister Narendra Modi's speech in Guruvayoor Abhinandhan sabha – News18 Malayalam 'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി 'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ എത്തിച്ചേരാനായ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത് ഗുരുവായൂർ: പരാജയപ്പെട്ടാലും തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാന്ന് കേരളത്തിലെ പ്രവർത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ തളരാത്ത പ്രവർത്തനത്തിനുള്ള ഉദാഹരണമായിട്ടാണ് കേരളത്തിലെ പ്രവർത്തകരെ കാണുന്നതെന്ന് ഗുരുവായൂരിൽ സംഘടിപ്പിച്ച അഭിനന്ദൻ സഭയിൽ മോദി പറഞ്ഞു തെരഞ്ഞെടുപ്പിൽ പങ്കെടുത്ത 125 കോടി ജനങ്ങളിൽ ബിജെപിക്ക് വോട്ട് ചെയ്തവരും ബിജെപി അധികാരത്തിൽ വരാൻ പാടില്ല എന്ന് ആഗ്രഹിച്ചവരും ഉണ്ടായിരിക്കാം. എന്നാൽ ഇരുകൂട്ടരേയും ഒരുമിച്ച് കൊണ്ട് വരിക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ബിജെപിയുടെ പ്രവർത്തകർ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്നവരല്ല. വർഷത്തിലെ 365 ദിവസവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് അത് ഈശ്വര സേവനമാണ് എന്ന് കരുതുന്നവരാണ് ബിജെപിക്കാർ. അത് കൊണ്ട് സർക്കാർ രൂപീകരണം മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. അതിനുമപ്പുറം ഈ നാടിന്റെ നിർമാണമാണ്. ഭാരതത്തെ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിൽ വിജയമോ പരാജയമോ ലഭിച്ചാലും ലക്ഷ്യത്തിൽ നിന്നും ഞങ്ങൾ വ്യതിചലിക്കില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവർത്തകർ- ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി നരേന്ദ്രമോദി പറഞ്ഞു. ഗുരുവായൂരിൽ പ്രാർത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി; നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ എത്തിച്ചേരാനായ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ'(മലയാളത്തിൽ ഭൂമിയിലെ വൈകുണ്ഠം അല്ലെങ്കിൽ ഭൂമിയിലെ സ്വർഗമായ ഈ കേരളത്തിലേക്ക് വരാൻ സാധിച്ചത് അങ്ങേയറ്റം മികച്ച അനുഭൂതി എനിക്ക് നൽകുന്നു. ഗുരുവായൂരപ്പൻ ഇരിക്കുന്ന ഈ പവിത്ര ഭൂമിയിൽ എത്തിച്ചേരാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഭഗവാന് പൂജ ചെയ്യാനും എനിക്ക് സാധിച്ചു. അതിലും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അതെനിക്ക് ഉത്സാഹവും ഊർജവും തരുന്നു. മുന്നോട്ട് പോകാൻ പ്രേരണ തരുന്നു. ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലത്തുനിന്നും വരുന്ന തനിക്ക് ഇവിടെയെത്തുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാരവാഹികൾ, ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും ആയിട്ടുള്ളവർ, ഈ രാജ്യത്തെ പ്രബുദ്ധരായ പൗരന്മാർ, എന്നിവർക്കൊക്കെ ഞാൻ എന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് സർവേ നടത്തുന്നവർക്ക് വിധി എങ്ങനെയാകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ല. ഭാരതീയ ജനത പാർട്ടിയെ ഉജ്വല വിജയത്തിലേക്ക് എത്തിച്ച ഈ നാട്ടിലെ ഈശ്വര തുല്യരായ ജനങ്ങളെ ഞാൻ വീണ്ടും നമിക്കുന്നു അടിയുറച്ച വിശ്വാസവും ആധ്യാത്മിക പാരമ്പര്യവുമാണ് കേരളത്തിന്റെ പ്രത്യേകത. ഞങ്ങൾ ജനപ്രതിനിധികൾ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരാണ്. പക്ഷെ ജനസേവകരെന്ന നിലയിൽ, ഞങ്ങൾ എക്കാലത്തും ജനങ്ങളെ സേവിക്കാൻ ഇറങ്ങിയവരാണ്. ബിജെപിയും എൻഡിഎയും ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് അങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരായിട്ടാണ്. ബനാറസ് പോലെ തന്നെ കേരളവും എനിക്ക് പ്രധാനമാണ് നരേന്ദ്രമോദി പറഞ്ഞു. നിപ രോഗബാധയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളുടെ ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. 'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് ആലപ്പുഴയിൽ അമ്മയും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ് Sabarimala പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു Omicron ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം ISL ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി Neymar എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി സി.പി.എമ്മിന്റെ ഏഴ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ ആലങ്ങാട്, കാലടി, നെടുമ്പാശ്ശേരി കമ്മിറ്റികൾ ഇല്ലാതായി Media Malayalam (മീഡിയ മലയാളം) കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പച്ചക്കറിയുടെ അമിത വില കുറയ്ക്കാൻ ഹോർട്ടികോർപ്പിന്റെ ഇടപെടൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം: സ്പുട്‌നിക് വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആളത്ര ചില്ലറക്കാരനല്ല;കോവിഡ് ഇതുവരെ കവർന്നെടുത്തത് 52,12,341 ജീവനുകൾ; ഇതിലും ക്രൂരനായ പുതിയ വകഭേദം എത്തുമ്പോൾ ആശങ്കയിലായി ലോകം; അതി തീവ്ര ശേഷിയുള്ള ഒമിക്രോണിനെ പേടിച്ച് അതിർത്തികൾ താഴിട്ടുപൂട്ടി പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ നടിമാർക്ക് നഗ്നപൂജ, മസാജിന് അമേരിക്കൻ നിർമിത വൈബ്രേറ്റർ; എല്ലാം ഒളികാമറയിൽ പകർത്തി; കുടുങ്ങിയത് മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായിക; മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളൊരുക്കിയ സംവിധായകൻ്റെ മകളും കുടുങ്ങി; താരപുത്രിയെ ദുരുപയോഗം ചെയ്തത് നഗ്നപൂജയുടെ നാലാം ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് ഒന്നേ ഇരുന്നുള്ളു; അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്; മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി നാളെ വ്യാഴം മാറുന്നു; ചില രാശിക്കാരുടെ ജീവിതവും മേടം, കർക്കടകം ഉൾപ്പെടെയുള്ള 4 രാശിക്കാരുടെ ആരോഗ്യം വഷളായേക്കാം;ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം… സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാനിസ്ഥാൻകാരൻ്റെ നുഴഞ്ഞുകയറ്റം; വില്ലിങ്ടൺ ഐലൻ്റിലൂടെ അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹം സംബന്ധിച്ച അന്വേഷണം തുണയായി 2 മലയാളികൾ ഉൾപ്പെടെ 6 പ്രതികൾക്കു ദമാം ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍ സി.പി.എമ്മിന്റെ ഏഴ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ ആലങ്ങാട്, കാലടി, നെടുമ്പാശ്ശേരി കമ്മിറ്റികൾ ഇല്ലാതായി പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു രാജ്യത്തെ മികച്ച പോലീസ് സംവിധാനമായിട്ടും ചിലയിടത്ത് ആലുവയിലേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നു’; നിയമവിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പോലീസിനെ രൂക്ഷമായി വിമർശിച്ച് ഗവർണറും ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ വന്നവര്‍ക്ക്‌കോവിഡ്‌; ബംഗളുരുവിലും ആശങ്ക;ജര്‍മനിയിലും യു.കെയിലും ഒമിക്രോണ്‍; രാജ്യാന്തര വിമാനസര്‍വീസ്‌ പുനഃപരിശോധിക്കണം: മോദി സി.പി.എമ്മിന്റെ ഏഴ് ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാവുമ്പോൾ ആലങ്ങാട്, കാലടി, നെടുമ്പാശ്ശേരി കമ്മിറ്റികൾ ഇല്ലാതായി. ഇവിടത്തെ വിവിധ ലോക്കൽ കമ്മിറ്റികൾ കളമശ്ശേരി, പറവൂർ, അങ്കമാലി, ആലുവ കമ്മിറ്റികൾക്ക് കീഴിലായി. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന അങ്കമാലി സംയുക്ത ഏരിയാ സമ്മേളനം ചൊവ്വാഴ്ച നടക്കും. ഏരിയാ സമ്മേളനങ്ങളിൽ കമ്മിറ്റി തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കണമെന്ന് ജില്ലാ നേതൃത്വം കർശന നിർദേശം നൽകിയിരുന്നതിനാൽ എവിടേയും എതിരഭിപ്രായങ്ങൾ ഉണ്ടായില്ല. കളമശ്ശേരിയിൽ നിലവിലുള്ള സെക്രട്ടറി കെ.ബി. വർഗീസിനെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു. ആലങ്ങാട് ഭാഗത്തുനിന്ന് സെക്രട്ടറി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവിൽ വർഗീസിലേക്ക് തന്നെ കാര്യങ്ങൾ എത്തുകയായിരുന്നു. ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബുവിനെ സെക്രട്ടറിയായി പരിഗണിക്കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ഏരിയാ സെന്റർ കളമശ്ശേരിയായതിനാൽ അവിടെ നിന്നുള്ള ആളെത്തന്നെ സെക്രട്ടറിയായി പരിഗണിക്കുകയായിരുന്നു. അങ്കമാലി ഏരിയാ സെക്രട്ടറിയേയും കമ്മിറ്റി അംഗങ്ങളേയും ചൊവ്വാഴ്ച തിരഞ്ഞെടുക്കും. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സംയുക്ത സമ്മേളനം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അങ്കമാലി നഗരസഭയും പാറക്കടവ്, കറുകുറ്റി, അയ്യമ്പുഴ, മൂക്കന്നൂർ, മഞ്ഞപ്ര, തുറവൂർ, കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് പത്ത്‌ ലോക്കൽ കമ്മിറ്റികൾ ഉൾപ്പെടുന്ന ഏരിയാ കമ്മിറ്റിയായി അങ്കമാലി മാറി. Previous articleനാളെ മുതൽ തീയറ്ററിൽ ഇരുന്ന് സിനിമ കാണാം Next articleകടയിൽ കൃത്രിമ തിരക്കുണ്ടാക്കി 20,000 രൂപ കവർന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കമുന്നയിച്ച് തമിഴ്നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക് വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ 222ല്‍ 217; ത്രിപുരയില്‍ തൂത്തുവാരി ബിജെപി; 3 സീറ്റിലൊതുങ്ങി സിപിഎം പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും വിളവൂർക്കലിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ ഏറ്റുമുട്ടി ‘ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തി’; സവർക്കർ ഒരു വിപ്ലവകാരിയായിരുന്നുവെന്നും ആരിഫ് മുഹമ്മദ് പയ്യോളിയില്‍ യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തർക്കമുന്നയിച്ച് തമിഴ്നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക് ശനിയാഴ്ചകളിൽ ഉൾപ്പെടെ ഡിസംബർ മുതൽ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിൽ; വിൽപ്പന തടഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ കീഴില്ലത്ത് ബൈക്കും സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിയന്ത്രണംവിട്ട ബസ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി – Tip of India News ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി ദില്ലി: ഈമാസം അഞ്ചിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന അക്രമത്തില്‍ ജെഎന്‍യുവിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജന്‍സി, വൈസ് ചാന്‍സലര്‍, ദില്ലി പൊലീസ്, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സുസ്മിത ദേവ്, രാജ്യസഭ എംപിയും ജെഎന്‍യു പൂര്‍വ വിദ്യാര്‍ഥിയുമായ നസീര്‍ ഹുസൈന്‍, അമൃത ധവാന്‍, ഹൈബി ഈഡന്‍ എംപി എന്നിവരാണ് സമിതി അംഗങ്ങള്‍. റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്കും കെസി വേണുഗോപാലിനും കൈമാറിയിരുന്നു. അതേസമയം കാമ്പസില്‍ കടന്നത് ആയുധധാരികളാണെന്നും വിദ്യാര്‍കളെ തെരഞ്ഞുപിടിച്ചു മര്‍ദിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ ഒത്താശ ചെയ്തുകൊടുത്തു. സമരം നേരിടുന്നതില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിനും വീഴ്ച പറ്റി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പത്ത് മണിക്കൂര്‍ കാമ്പസില്‍ തെളിവെടുപ്പ് നടത്തിയ ശേഷമള്ള റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എസ്എഫ്‌ഐയും ആക്രമണ പരമ്പരയില്‍ പങ്കെടുത്തതായും അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജെഎന്‍യു വിസിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പറയുന്നു. മരടിലെ എല്ലാ ഫ്‌ലാറ്റുകളും തകര്‍ത്തതായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും കാഞ്ഞിരംകുളത്ത് ഗര്‍ഭിണിയായ യുവതിയെ പിഞ്ചു കുഞ്ഞിന്റെ മുന്നില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി പിണറായി സർക്കാർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ്… ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു Home calicut വ്യാപാരികൾക്കും ഇനി കേരളത്തിൽ രാഷ്ട്രീയ പാർട്ടി. വ്യാപാരികൾക്കും ഇനി കേരളത്തിൽ രാഷ്ട്രീയ പാർട്ടി. കോഴിക്കോട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. സംസ്ഥാനത്തെ കർഷക സംഘടനകളുമായി കൈകോർത്താണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയെന്ന് സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ അറിയിച്ചു. കേരളത്തിൽ വ്യാപാരികൾക്ക് പത്തര ലക്ഷത്തോളം അംഗങ്ങളുണ്ട്. ഒരു ലക്ഷം പേരെ അണിനിരത്തി കോഴിക്കോട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും.നിലവിലെ മുന്നണികളോട് സമദൂര നിലപാട് സ്വീകരിക്കുമെന്നും നസറുദ്ദീൻ അറിയിച്ചു. പുതുകവികളില്‍ ശ്രദ്ധേയനായ വി.ആര്‍ .സന്തോഷിന്റെ പുതിയ കവിതാസമാഹാരം. ആഴമേറിയ ജീവിതാവബോധവും ദാര്‍ശനികതയും സമാഹാരത്തിലെ കവിതകളുടെ തിളക്കം ഏറ്റുന്നു. ഒരു പ്രസവം കഴിഞ്ഞാൽ അമ്മമാർ ഏറ്റവുമധികം ആവലാതിപ്പെടുന്നത് മുലയൂട്ടലിന്റെ കാര്യത്തിലാണ്, അല്ലെ? ആദ്യത്തെ പ്രസവം കൂടിയാണെങ്കിൽ പറയുകയും വേണ്ട. കുറെ പേര് അത് ചെയ്യാൻ പറയുന്നു, മറ്റു ചിലർ ഇത് ചെയ്യാൻ പറയുന്നു ആകെ കൂടി കൺഫ്യൂഷൻ! അതിനിടക്ക് “പാലില്ല” എന്ന ചിലരുടെ കമന്റും! പോരെ പൂരം? കരച്ചിലായി, പിഴിച്ചിലായി… സന്തോഷം നിറയേണ്ട വീട് ആകെ ടെന്ഷനിലാവാൻ വേറെ വല്ലതും വേണോ? എങ്കിലിതാ, ഈ ഞാൻ തയ്യാറാക്കിയ ഈ ലേഖനമൊന്നു വായിക്കാം. നിങ്ങൾക്കുണ്ടായേക്കാവുന്ന ഒരു മാതിരിപെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം തരാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്, വായിച്ചു നോക്കൂ. ആദ്യദിനങ്ങളിൽ വരുന്ന മഞ്ഞപ്പാല് കുഞ്ഞിന് കൊടുക്കാമോ? ആദ്യം വരുന്ന മഞ്ഞപ്പാല് അഥവാ കോളസ്ട്രം വളരെ പ്രധാനപെട്ടതാണ്. ഒരു കുഞ്ഞിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്ന ധാരാളം ഘടകങ്ങൾ അതിലുണ്ട്. എന്നാൽ പലപ്പോഴും ഈ മഞ്ഞപ്പാല് കുഞ്ഞിന് കൊടുക്കാതെ പിഴിഞ്ഞ് കളയുന്നത് കാണാറുണ്ട്. കഷ്ടമെന്നേ പറയാനാവൂ. പ്രകൃത്യാ നിങ്ങളുടെ കുഞ്ഞിന് കിട്ടുന്ന പ്രതിരോധകുത്തിവെപ്പാണത്. പാഴാക്കല്ലേ. നിങ്ങൾ പ്രസവിച്ചത് നോർമലായാലും സിസ്സേറിയനായാലും കഴിയുന്നത്ര വേഗത്തിൽ മുലയൂട്ടൽ തുടങ്ങേണ്ടതുണ്ട്. കാരണം, ജനിച്ച ഉടനെ കുഞ്ഞുങ്ങൾ വളരെ ഉഷാറായിരിക്കും, വളരെ താല്പര്യത്തോടെ പാല് കുടിക്കാൻ തുടങ്ങും. എന്നാൽ സമയം പോകുന്നതോടെ അവരുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞു വരികയും അവർ ഉറക്കത്തിലേക്കു പോകുകയും ചെയ്യുന്നു. പിന്നെ പാല് കുടിക്കാൻ വലിയ താല്പര്യം കാണിച്ചെന്നു വരില്ല. രക്തത്തിലെ ഷുഗറിന്റെ അളവ് വല്ലാതെ കുറഞ്ഞു പോകുന്നത് അപകടവുമാണ്. ഓരോ രണ്ടു മണിക്കൂർ ഇടവേളകളിൽ കൃത്യമായി മുലയൂട്ടാനും ശ്രദ്ധിക്കുമല്ലോ! ആദ്യത്തെ ദിവസത്തെ മഞ്ഞപ്പാല് കുഞ്ഞിന് തികയുമോ? എപ്പോഴും ആദ്യനാളുകളിൽ കേൾക്കുന്ന ഒരു പരാതിയാണ്, പാലില്ല എന്നത്. ആദ്യദിനങ്ങളിൽ പാലിന്റെ അളവ് കുറവ് തന്നെയാണ്. പക്ഷെ ഇത് കുഞ്ഞിന് ധാരാളമാണ്. പക്ഷെ പലപ്പോഴും വില്ലന്മാരാകുന്നത് കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുജനങ്ങളാണ്. “അയ്യോ, പാല് തീരെ ഇല്ലല്ലോ!” എന്ന ഒരൊറ്റ ഡയലോഗ് മതി ആ അമ്മയുടെ ആത്മവിശ്വാസം തകർക്കാൻ. അടുത്ത ഡയലോഗ് ഉടൻ തന്നെ വരും, “ആ വരുന്ന ഡോക്ടറോട് ഒരു പൊടിപ്പാൽ എഴുതി മേടിച്ചൂടേ?” പോരെ പൂരം ഞങ്ങൾ കുഞ്ഞിനെ പരിശോധിക്കാൻ വരുമ്പോൾ തന്നെ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടാകും പൊടിപ്പാൽ എഴുതി വാങ്ങാൻ! ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ?! ആദ്യദിവസങ്ങളിൽ അനാവശ്യമായി പൊടിപ്പാൽ കൊടുത്താൽ എന്ത് സംഭവിക്കും? അമ്മക്ക് മുലപ്പാൽ കൂട്ടുകയും കുറക്കുകയും ചെയ്യുന്നത് എന്തൊക്കെയാണ്? ഏറ്റവും ആദ്യം അമ്മയെ മോശമായി ബാധിക്കുന്നതു മനസികസമ്മർദ്ദമാണ്. അതിനു കാരണക്കാരോ, പലപ്പോഴും നമ്മളും! പാലില്ല, പാലില്ല എന്ന് നമ്മൾ പത്തുതവണ പറഞ്ഞാൽ ആ അമ്മക്ക് ക്രമേണ പാലില്ലാതാവുക തന്നെ ചെയ്യും. കാരണം പാല് ഉത്പാദനം കൂട്ടുന്ന ഹോർമോണായ പ്രൊലാക്ടിൻ ഓക്സിടോസിൻ എന്നിവയുടെ രക്തത്തിലെ അളവ് കുറക്കാൻ മനസികസമ്മർദ്ദത്തിന് കഴിയും. അതുകൊണ്ടു ദയവുചെയ്ത് മനസികപിരിമുറുക്കം കൊടുക്കുന്ന ഈ വിധ സംഭാഷണങ്ങൾ ഒഴിവാക്കുക, അവൾക്കു മാനസികമായി സപ്പോർട്ട് കൊടുക്കുക. motivate ചെയ്തുകൊണ്ട് ഇരിക്കുക. പലപ്പോഴും പ്രസവിച്ചു കിടക്കുന്ന അമ്മമാരുടെ ഭക്ഷണരീതികൾ വളരെ വിചിത്രമായി തോന്നാറുണ്ട്. വെള്ളം അധികം കുടിക്കരുത്, ഫലവർഗങ്ങൾ കഴിക്കരുത്, പാല് കുടിക്കരുത്, മുട്ട കഴിക്കരുത് ….അങ്ങനെയൊക്കെ. ഇതിൽ ഏറ്റവും കൂടുതൽ പാലുല്പാദനത്തെ ബാധിക്കുന്നത് വേണ്ടവിധത്തിൽ അമ്മമാർ വെള്ളം കുടിക്കാത്തതാണ്. ദയവുചെയ്ത് ഒരു ദിവസത്തിൽ 3 മുതൽ 5 ലിറ്റർ വരെ വെള്ളം കുടിക്കുക. ധാരാളം ഫലങ്ങൾ കഴിക്കുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. മുട്ടയും പാലും കഴിക്കാം. മീനും ഇറച്ചിയും ആവാം പാകത്തിന്. ഗൈനെക്കോളജിസ്റ് നിർദ്ദേശിച്ച വിറ്റാമിൻ ഗുളികകൾ മറക്കാതെ കഴിക്കുക. മിനിമം 3 മണിക്കൂർ ഇടവേളകളിലെങ്കിലും കുഞ്ഞിനെ ആദ്യദിനങ്ങളിൽ മുലയൂട്ടേണ്ടതാണ്. രാത്രികാലങ്ങളിൽ പ്രത്യേകിച്ച്. ചില സമയങ്ങളിൽ ‘അമ്മ രാത്രി ഉറങ്ങിപോകാനിടയുണ്ട്. അമ്മയുടെ മുലകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പാൽ നീക്കം ചെയ്യപ്പെട്ടാൽ മാത്രമേ പിന്നെയും കൂടുതലായി പാൽ അതിൽ നിറയുകയുള്ളു. കെട്ടിനിൽക്കുന്ന പാൽ നല്ലതല്ല. ഇടയ്ക്കിടയ്ക്ക് പാൽ കൊടുക്കുന്നതും നല്ലതല്ല. കാരണം വേണ്ടത്ര പാൽ വന്നു നിറയാനുള്ള സമയം നമ്മൾ കൊടുത്തുകാണില്ല. പിന്നെ ഒരിക്കലും ക്ലോക്ക് നോക്കിയല്ല പാൽ കൊടുക്കേണ്ടത് എന്നും ഓർക്കുക, കുഞ്ഞു കരയുമ്പോഴെല്ലാം പാലുകൊടുക്കേണ്ടതാണ്. പറഞ്ഞു വന്നത് മൂന്നു മണിക്കൂറിൽ കൂടുതൽ കുഞ്ഞു ഉറങ്ങുകയാണെന്നുണ്ടെങ്കിൽ ഉണർത്തി പാല് കൊടുക്കണമെന്നാണ്. അനാവശ്യമായി പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ തുടങ്ങുന്നത് അമ്മയുടെ മുലപ്പാൽ കുറയാൻ കാരണമാവുന്നു. പിന്നെ കാണുന്ന ഒരു തെറ്റായ ധാരണയാണ് മറ്റു ജീവികളുടെ പാൽ കൊടുത്താൽ കുഞ്ഞിന് വേഗം തൂക്കം കൂടുമെന്നതു ഒരു കാര്യം മനസിലാക്കൂ, പ്രകൃതി ഓരോ മൃഗത്തിനും ആവശ്യമായ തരത്തിലാണ് അവയുടെ പാൽ ക്രമീകരിച്ചിരിക്കുന്നത്. പശുവിൻപാൽ പശുക്കുട്ടിക്കുള്ളതാണ്. അതിന്റെ വളർച്ചക്കാവശ്യമായ ചേരുവകളാണ് അതിലുള്ളത്. പശുകുട്ടിക്കു വലുതായി ഡോക്ടറും എൻജിനീയറും ഒന്നും ആവേണ്ടല്ലോ അപ്പോൾ ബുദ്ധിവളർച്ചക്കാവശ്യമായ സംഗതികളും ആ പാലിൽ കുറവായിരിക്കും. എന്നാൽ അതിന്റെ അർത്ഥം പശുവിൻപാൽ കുഞ്ഞിന് കൊടുക്കുകയേ അരുത് എന്നല്ല! ഒരു വയസ്സ് കഴിഞ്ഞാൽ അത് കൊടുക്കാവുന്നതാണ്. അതിൽ നല്ല അളവിൽ പ്രോടീൻ അടങ്ങിയിരിക്കുന്നു. എന്നാൽ പാലിൻവെള്ളം എന്ന പേരിലാണ് കുഞ്ഞുങ്ങൾക്ക് ഇത് കൊടുത്തു കാണാറ്. തെറ്റായ ശീലമാണത്. വെള്ളം ചേർത്ത് പാലിനെ നേർപ്പിച്ചാൽ കഫക്കെട്ട് വരില്ല എന്നതാണ് ഇതിനു അമ്മൂമ്മമാർ പറയാറുള്ള ഒരു കാരണം, എന്നാലത് പൂർണമായും തെറ്റായ വിവരമാണ്. ഒന്നാമത്തെ കാര്യം മനസ്സിലാക്കേണ്ടത്, പാൽ ഒരിക്കലും കഫക്കെട്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. ചില കുട്ടികൾക്ക് പാലിന് അലർജി കാണാറുണ്ട്. അത് പാലിന് മാത്രമല്ല, പലപ്പോഴും മറ്റു പല ആഹാരസാധനങ്ങൾക്കും കാണാറുണ്ട്. അത്രേയേയുള്ളു. അങ്ങിനെയുള്ള കുട്ടികൾ പാൽ ഉപയോഗിക്കേണ്ടതില്ല. അതിനർത്ഥം ലോകത്തുള്ള എല്ലാ കുട്ടികൾക്കും പാൽ കഫക്കെട്ടും അല്ലെർജിയും ഉണ്ടാക്കുന്നുവെന്നല്ല. പാൽ കുഞ്ഞുങ്ങളുടെ വളർച്ചക്ക് വളരെ ഉപകാരപ്രദമായ ഒരു പോഷകാഹാരമാണ്. എന്നാൽ നേർപ്പിക്കാതെ കൊടുക്കണമെന്ന് മാത്രം! ഒരു വയസ്സ് കഴിഞ്ഞു മൃഗപ്പാല് കൊടുത്തു തുടങ്ങാം. അടുത്തതായി ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമിതാണ്. ആട്ടിൻപാൽ ഒരു തരത്തിലും പശുവിൻ പാലിനേക്കാൾ മികച്ചതല്ല. എന്നാൽ പല പ്രശ്നങ്ങൾ ഉണ്ട് താനും. ആട്ടിൻപാൽ കുഞ്ഞുങ്ങളിൽ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറച്ചു വിളർച്ച ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഒഴിവാക്കുന്നതാണ് നല്ലത്. എന്താണ് ഡോക്ടർ കുഞ്ഞു രാത്രി മുഴുവൻ കരയുന്നതു? പാൽ കുടിച്ചു കൊണ്ടേ ഇരിക്കുന്നത്? പാൽ തികയാഞ്ഞിട്ടാണോ? ഇതാണ് അടുത്ത പ്രശനം, രാത്രിയിലെ കരച്ചിൽ! സാധാരണ രീതിയിൽ തന്നെ കുഞ്ഞുങ്ങൾക്ക് വൈകുന്നേരമാവുന്നതോടെ ചെറിയ അസ്വസ്ഥതകൾ കാണാറുണ്ട്, ചെറിയ ഞെളിപിരികൾ. അത് ഒരു രോഗാവസ്ഥയല്ല, ദഹന പ്രശ്നമാണ്. അത് ഒരു തരത്തിലും കുഞ്ഞിനെ മോശമായി ബാധിക്കുകയുമില്ല, എന്നാൽ കുറച്ചു നേരം കുഞ്ഞു ഞെളിപിരി കൊള്ളുമെന്ന് മാത്രം. ഇത് കൃത്യമായി എന്ത് കൊണ്ടാണെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വല്ലാതെ കൂടുതലായി കാണുന്നത് അമ്മമാർ അരിഷ്ടങ്ങളും ലേഹ്യവുമൊക്കെ അമിതമായി ഉപയോഗിക്കുമ്പോഴാണ്. അതുപോലെ കൂടുതലായി മാംസാഹാരങ്ങൾ കഴിക്കുമ്പോളും ഇത് കൂടുതലാവാറുണ്ട്. ഈ ഞെളിപിരി സാധാരണ മലർത്തി കിടത്തുമ്പോഴായിരിക്കും. ഒന്ന് തോളത്തിട്ടു തട്ടിയാൽ പലപ്പോഴും ഈ കരച്ചിൽ നിൽക്കാറുണ്ട്. അങ്ങിനെയുണ്ടെങ്കിൽ തത്കാലം അതെല്ലാം ‘അമ്മ ഒന്ന് നിർത്തുന്നതാണ് നല്ലതു. കുഞ്ഞിന് ഗ്യാസ് പോകുന്നതിനായി ചില തുള്ളിമരുന്നുകളും ഞങ്ങൾ നൽകാറുണ്ട്. ഇത് സാധാരണയായി 6 മാസം വരെ കാണാറുണ്ട്. ഇനി രാത്രികരച്ചിലിനെ പറ്റി… നമ്മളുടെ ഒരു ദിനചര്യ എന്താണ്? നമ്മൾ രാവിലെ എണീക്കുന്നു, ജോലിക്കു പോകുന്നു, വൈകിട്ട് വരുന്നു, രാത്രിയാകുമ്പോൾ ഉറങ്ങുന്നു. ഇതിനെ നമ്മുടെ “ബയോളോജിക്കൽ ക്ലോക്ക്” എന്ന് പറയുന്നു. ഇതിനെ നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ പീനിയൽ ഗ്രന്ഥിയാണ്. നവജാതശിശുക്കളിൽ ഈ ഗ്രന്ഥിയുടെ പ്രവർത്തനം നേരെ വിപരീതമാണ്. അവർ രാവിലെ കൂടുതൽ സമയം ഉറങ്ങുകയും രാത്രി കൂടുതൽ ഉന്മേഷവാന്മാരായി ഇരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ രാത്രി നമ്മുടെ ഉറക്കവും കളയുന്നു! അവർ അപ്പോൾ പാല് കുടിക്കാൻ കൂടുതൽ താല്പര്യം കാണിക്കും, നിങ്ങൾ എടുത്തിരിക്കാൻ വേണ്ടി വാശി പിടിക്കും, കരയും, ചുരുക്കിപ്പറഞ്ഞാൽ നിങ്ങളെ ഉറക്കില്ല! അത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്, അല്ലാതെ മുലപ്പാൽ തികയാഞ്ഞിട്ടല്ല. അത് മാത്രവുമല്ല നവജാതശിശുക്കൾ ഒരു ദിവസത്തിൽ കൂടുതൽ സമയം ഉറങ്ങി തന്നെ ആണ് തീർക്കുന്നത്, ഏകദേശം 16-18 മണിക്കൂർ വരെ! അതിൽ അധികസമയവും പകൽ സമയമാണെന്ന് മാത്രം. അമ്മയും കുഞ്ഞും എങ്ങിനെ ഇരുന്നാണ് മുലകൊടുക്കേണ്ടത്? ഈ ലേഖനത്തിന്റെ കൂടെ തന്നെ നിങ്ങൾക്ക് എൻറെ വീഡിയോ ലഭ്യമാണ്. അത് കാണുക. അതിൽ ഒരു കുഞ്ഞിനെ വെച്ച് കൊണ്ട് തന്നെ എങ്ങിനെയാണ് മുലയൂട്ടേണ്ടത് എന്ന് ഞാൻ വിശദീകരിക്കുന്നുണ്ട്. വായിക്കുന്നതിനേക്കാൾ കണ്ടു മനസിലാക്കുന്നതാണ് എപ്പോഴും നല്ലത്. നല്ല വണ്ണം നിവർന്നു ഇരിക്കുക, പുറംഭാഗത്തിനു നല്ലപോലെ സപ്പോർട്ട് കൊടുക്കുക. അല്ലാത്തപക്ഷം പുറംവേദന വിട്ടുമാറുകയില്ല. കുഞ്ഞുമായി സംവദിക്കുക, അവരുടെ മുഖത്തേക്ക് നോക്കി പാലൂട്ടുക. അവർക്കു താരാട്ടു പാടികൊടുക്കുക, കഥപറഞ്ഞു കൊടുക്കുക, കൊഞ്ചിക്കുക കാരണം നിങ്ങളും അവരുമായുള്ള ആത്മബന്ധത്തിന്റെ തുടക്കമാണ് മുലയൂട്ടൽ! മുൻഭാഗം നല്ലവണ്ണം തുറന്ന ഒരു വസ്ത്രം ധരിക്കുക. അതിന്റെ ഒരു ഭാഗവും കുഞ്ഞിന്റെ മുഖത്തു തട്ടി അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞിന്റെ ശരീരം മുഴുവനായിനിങ്ങളുടെ ഒരു കൈയ്യിൽ സപ്പോർട്ട് ചെയ്യുക. വലതുഭാഗത്തെ മുലകൊടുക്കുമ്പോൾ നിങ്ങളുടെ വലത്തേ കയ്യിലും ഇടതു ഭാഗത്തുനിന്നും കൊടുക്കുമ്പോൾ ഇടതു കയ്യിലും പിടിക്കുക. കുഞ്ഞിന്റെ തല നിങ്ങളുടെ കൈമുട്ടുകളിലും പാദങ്ങൾ നിങ്ങളുടെ കൈകളിലുമാവണം ഉണ്ടാവേണ്ടത്. കുഞ്ഞു വളഞ്ഞു ഇരിക്കരുത്. ശരീരം ഒരു നേർ രേഖയിലായിരിക്കണം. കുഞ്ഞിന്റെ ശരീരം നിങ്ങളെ അഭിമുഖീകരിച്ചിരിക്കണം. കുഞ്ഞിന്റെ താടി നിങ്ങളുടെ മാറിൽ തൊട്ടു വേണം ഇരിക്കാൻ. നിങ്ങളുടെയും കുഞ്ഞിന്റെയും ശരീരങ്ങൾ തമ്മിൽ ഒരു വിടവുണ്ടാവാൻ പാടുള്ളതല്ല. ഇതൊക്കെ തടയാൻ ഒരൊറ്റ മാർഗം ഉള്ളൂ, കുഞ്ഞിന്റെ വായ കൃത്യമായി നല്ലപോലെ തുറന്നു മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗം മുഴുവനായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ വരുന്ന പോലെ മുലയൂട്ടുക. കുഞ്ഞിന് പാല് തികയുന്നുണ്ടെന്നു എങ്ങിനെ മനസിലാക്കാം? പാല് കുടിച്ചു കുഞ്ഞു 2-3 മണിക്കൂർ സുഖമായി ഉറങ്ങുന്നുണ്ടെങ്കിൽ പാൽ തികയുന്നുണ്ട്. കുഞ്ഞിന് വേണ്ടപോലെ തൂക്കം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മാസം തികഞ്ഞ് പ്രസവിച്ച കുഞ്ഞിന് ദിവസേന 20 ഗ്രാം എങ്കിലും കൂടേണ്ടതാണ്. പാൽ കുടിക്കുമ്പോൾ കുഞ്ഞിന്റെ കവിളുകൾ പാൽ വന്നു നിറഞ്ഞു വീർത്തിരിക്കുകയും മൂന്നു നാല് തവണ പാൽ വലിച്ചതിനു ശേഷം ഒന്ന് നിർത്തി കുഞ്ഞു പാൽ ഇറക്കുന്നതിന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടോ, എങ്കിൽ പാൽ വേണ്ടോളമുണ്ട്. അമ്മക്ക് ഒരു ഭാഗത്തു നിന്നും പാൽ കൊടുക്കുമ്പോൾ മറുഭാഗത്തും നിന്നും പാൽ ഇറ്റി ഇറ്റി പോകുന്നുണ്ടോ? എങ്കിൽ ആവശ്യത്തിന് പാലുണ്ട്. 2-3 മണിക്കൂർ കഴിയുമ്പോൾ അമ്മക്ക് പാൽ വന്നു നിറഞ്ഞു മുലകൾക്ക് ഭാരം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ പാലുണ്ട്. കുഞ്ഞിന് മുലപ്പാലിന് പുറമെ ചൂടുവെള്ളം/ ഉണക്കമുന്തിരിവെള്ളം/ കൽക്കണ്ടവെള്ളം എന്നിവ കൊടുക്കേണ്ടതുണ്ടോ? ഒരു കാര്യം എല്ലായ്പോഴും ഓർമ വെക്കുക, പൊടിപ്പാൽ മുലപ്പാലിന് പകരം കൊടുക്കാനുള്ള ഒരുആഹാരമല്ല എന്നാൽ ചില സന്ദർഭങ്ങളിൽ അത് കൊടുക്കേണ്ടി വരാറുണ്ട് ഉദാഹരണത്തിന്, പാൽ വളരെ കുറവാകുന്ന അവസ്ഥയിൽ അല്ലെങ്കിൽ അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ… അതുകൊണ്ട് തന്നെ അതിനെ ഒരു മരുന്നായി കാണുക. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ഉപയോഗിക്കുക. കൃത്യമായ അനുപാതത്തിൽ വെള്ളവും പൊടിയും കലർത്തുക. സാധാരണയായി 30 മില്ലി വെള്ളത്തിൽ ഒരു സ്പൂൺ ആണ് കലർത്താറുള്ളത്. പൊടിയുടെ കൂടെ തന്ന സ്പൂൺ തന്നെ ഉപയോഗിക്കുക. 30 മില്ലി ഒരു ഔൺസ് ഗ്ലാസ് ഉപയോഗിച്ച് തന്നെ അളക്കുക. കുഞ്ഞു എപ്പോഴും കരച്ചിലാണല്ലോ ഡോക്ടറെ, പാല് കുറഞ്ഞിട്ടല്ലേ? മുമ്പ് പറഞ്ഞ പോലെ ക്ലോക്ക് നോക്കി പാല് കൊടുക്കേണ്ടതില്ല. കുഞ്ഞിന് ആവശ്യം തോന്നുമ്പോഴൊക്കെ കൊടുക്കാം. അതിനു “ഡിമാൻഡ് ഫീഡിങ്” എന്ന് പറയും. കുഞ്ഞു ഉറങ്ങിക്കൊണ്ടേ ഇരിക്കുകയാണെങ്കിൽ ഒരു 3 മണിക്കൂറിൽ ഒരു തവണ എങ്കിലും പാല് കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ രക്തത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞുപോകാനിടയുണ്ട്. രണ്ടുഭാഗത്തു നിന്നും മാറി മാറി കൊടുക്കുന്നത് തെറ്റാണോ? അതെ, അത് ശെരിയല്ല. ഒരു വശത്തു നിന്ന് തന്നെ ചുരുങ്ങിയത് 10-15 മിനിറ്റ് കൊടുക്കേണ്ടതാണ്. കാരണം ആദ്യത്തെ മിനിറ്റുകളിൽ വരുന്ന പാൽ (foremilk) വളരെ നേർത്തതായിരിക്കും. അത് കുഞ്ഞിന്റെ ദാഹം മാറ്റാനുള്ളതാണ്. അതിനു ശേഷം മാത്രമാണ് കൊഴുത്ത പാൽ (hindmilk) വരുന്നത്. അത് കുടിച്ചാൽ മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറുകയും തൂക്കം കൂടുകയുള്ളു. നമ്മൾ രണ്ടു വശത്തു നിന്നും മാറി മാറി കൊടുത്താൽ കുഞ്ഞിന് ആദ്യം വരുന്ന നേർത്ത പാൽ മാത്രമേ കിട്ടുകയുള്ളു, തൽഫലമായി വേണ്ടത്ര കൊഴുപ്പു നിറഞ്ഞ പാൽ കിട്ടാതിരിക്കുകയും തൂക്കം വേണ്ടവിധത്തിൽ കൂടാതിരിക്കുകയും ചെയ്യുന്നു. ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രമാണ് കൊടുക്കേണ്ടത്. ഇതിനെ ‘exclusive breastfeeding’ എന്ന് പറയുന്നു. മറ്റു ആഹാരസാധനങ്ങൾ ദഹിക്കാനുള്ള കഴിവ് കുഞ്ഞിന് ഉണ്ടാകുന്നത് 4 മാസം മുതലാണ്. അത് വേണ്ട വിധത്തിൽ പാകപ്പെടുന്നത് 6 മാസത്തിലാണ്. അതുകൊണ്ടു തന്നെ 6 മാസം മുതൽ മുലയൂട്ടലിനു പുറമെ മറ്റു കട്ടിയാഹാരങ്ങൾ കൊടുത്തു തുടങ്ങാം. എത്രകാലം വരെ മുലയൂട്ടൽ തുടരണം എന്നാണെങ്കിൽ, 2 വയസ്സുവരെയും അതിനു ശേഷവും എന്നാണുത്തരം. പക്ഷെ പതുക്കെ കാട്ടിയാഹാരങ്ങൾ കൂട്ടി കൂട്ടി കൊണ്ട് വരാൻ ശ്രദ്ധിക്കണം, കാരണം മുലപ്പാലിന്റെ അളവ് 6 മാസം കഴിഞ്ഞാൽ പതുക്കെ കുറഞ്ഞു തുടങ്ങും. അതുകൊണ്ടു 6 മാസത്തിനു ശേഷം മുലപ്പാലിൽ മാത്രം ആശ്രയിച്ചാൽ അത് കുഞ്ഞിന്റെ വളർച്ചയെ ബാധിക്കും. ജോലിക്കു പോകുന്ന അമ്മമാർ എങ്ങിനെ മുലയൂട്ടും? വളരെ പ്രസക്തമായ ചോദ്യമാണ്! ഇന്ന് ഒരു വിധം എല്ലാ അമ്മമാരും ജോലിക്കാരാണ്. പലർക്കും 6 മാസം ലീവ് കിട്ടാറില്ല. അപ്പോൾ 6 മാസം മുലപ്പാൽ മാത്രം എങ്ങിനെ കൊടുക്കാൻ പറ്റും? പൊടിപ്പാൽ കൊടുക്കേണ്ടി വരില്ലേ? ഇതാണ് എല്ലാവരുടെയും ചോദ്യം. ആര് പറഞ്ഞു മുലപ്പാൽ മാത്രം കൊടുക്കാൻ പറ്റില്ലെന്ന്? പറ്റും. നിങ്ങൾ ജോലിക്കു പോകുന്നതിനു മുന്നേ പാല് പിഴിഞ്ഞ് വെച്ച് പൊയ്ക്കോളൂ. വെറും സാധാരണ താപനിലയിൽ മുലപ്പാൽ 6-8 മണിക്കൂർ വരെ ഒരു കുഴപ്പവും കൂടാതെ ഇരിക്കും. ഇനി ഫ്രിഡ്ജിൽ ആണെങ്കിൽ (ഫ്രീസറിനു പുറത്തു) 24 മണിക്കൂർ വരെ ഇരിക്കും. ഫ്രീസറിൽ 3 മാസം വരെ ഇരിക്കും. മുലപ്പാൽ ബാങ്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അവിടെയൊക്കെ ഇങ്ങനെയാണ് മുലപ്പാൽ ശേഖരിച്ചു വെക്കുന്നത്. അപ്പോൾ ജോലിക്കു പോകുന്ന അമ്മമാർ ആ കാരണം കൊണ്ട് കുട്ടിക്ക് വേറെ എന്തെങ്കിലും കൊടുക്കേണ്ടതുണ്ടോ? ഇല്ല! ഇനി മുലപ്പാൽ പിഴിയാൻ ബുദ്ധിമുട്ടാണെങ്കിൽ ബ്രേസ്റ് പമ്പ് ഉപയോഗിച്ചും മുലപ്പാൽ ശേഖരിക്കാം. ഒരു കാര്യം ശ്രദ്ധിക്കുക, ഫ്രിഡ്ജിൽ വെച്ച പാൽ കുഞ്ഞിന് കൊടുക്കുന്നതിനു മുമ്പ് സാധാരണ താപനിലയിലേക്കു എത്തിക്കേണ്ടതുണ്ട്. അതിനു ഒരിക്കലും ചൂടാക്കരുത്. ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിലേക്ക് മറ്റൊരു ചെറിയ പാത്രത്തിൽ പാൽ നിറച്ചു ഇറക്കി വെച്ചാൽ മതി. പാലുകുടിച്ച ശേഷം കുഞ്ഞിനെ തോളത്തു ഇട്ടു തട്ടിക്കൊടുക്കേണ്ടതാണ്. അതും മിനിമം 15 മിനിറ്റെങ്കിലും. എങ്ങിനെയാണ് ചെയേണ്ടതെന്നു അറിയാൻ വീഡിയോ കാണുക. ആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു? ഡോക്ടർ, എന്റെ കുട്ടിയെന്താ തൂക്കം വെക്കാത്തത് ആരോഗ്യവാന്മാരായ ആളുകളിൽ എന്ത് കൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു? MV Jayarajan പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നവര്‍ ഒറ്റപ്പെടും,മുട്ടുമടക്കില്ല എംവി ജയരാജന്‍ MV Jayarajan പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നവര്‍ ഒറ്റപ്പെടും,മുട്ടുമടക്കില്ല എംവി ജയരാജന്‍ MV Jayarajan പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നവര്‍ ഒറ്റപ്പെടും,മുട്ടുമടക്കില്ല എംവി ജയരാജന്‍ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളന ശേഷം പാർട്ടിക്കെതിരെ പോസ്റ്റർ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്‌ത സംഭവത്തിലായിരുന്നു (factionalism in Taliparamba CPM) എംവി ജയരാജന്‍റെ (MV Jayarajan) പ്രതികരണം കണ്ണൂര്‍ തളിപ്പറമ്പിൽ പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുകയല്ലാതെ അവർക്ക് മുന്നിൽ പാർട്ടി മുട്ടുമടക്കില്ലെന്ന് (factionalism in Taliparamba CPM) സിപിഎം ജില്ല സെക്രട്ടറി എം.വി ജയരാജൻ (MV Jayarajan പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. പാർട്ടിയിൽ അഭിപ്രയ ഭിന്നതകൾ ഉണ്ടായാൽ അത് സംഘടനാരീതിയിൽ സംസാരിച്ച് പരിഹരിക്കണം. അതിനുപകരം വെല്ലുവിളി ഉയർത്തുന്ന ഏതൊരു ശക്തിയും ഒറ്റപ്പെടുക മാത്രമാണ് ചെയ്യുക. പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്നവര്‍ ഒറ്റപ്പെടും, പാര്‍ട്ടി മുട്ടുമടക്കില്ലെന്ന് എംവി ജയരാജന്‍ Also read: MV Govindan| വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടിയാല്‍ ശക്തിപ്പെടും, നശിക്കുമെന്ന ധാരണ തെറ്റ് എം വി ഗോവിന്ദന്‍ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിന് ശേഷം (Taliparamba North Local Meeting) പാർട്ടിക്കെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്‌തത് പാർട്ടിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന കാര്യമാണ്. അതിനോട് സന്ധി ചെയ്യാൻ ആവില്ലെന്നും പാർട്ടി അവർക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും എം.വി ജയരാജൻ പറഞ്ഞു. തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന്‍റെ (Taliparamba Area Meeting) പൊതുസമ്മേളനത്തിലാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. കോവിഡിന്റെ പുതിയ വകഭേദം; സൗദി അതിര്‍ത്തികള്‍ അടച്ചു, വിമാനസര്‍വീസുകള്‍ നിര്‍ത്തി അബുദാബി: ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. വൈറസ് വ്യാപനം കണക്കിലെടുത്ത് സൗദി ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കി. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്‌. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് ആവശ്യമെങ്കില്‍ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സൗദിയിലുളള വിമാനങ്ങള്‍ക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുളള സഹായ വിതരണത്തെയും ചരക്കുനീക്കത്തേയും നിരോധനം ബാധിക്കില്ല. നിരവധി രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളില്‍ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയില്‍ അറിയിച്ചത്. കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളില്‍ നിന്ന് സൗദിയില്‍ മടങ്ങിയെത്തുന്നവര്‍ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനില്‍ പോകണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടയില്‍ അഞ്ചുദിവസങ്ങളുടെ ഇടവേളയില്‍ കോവിഡ് 19 പരിശോധന തുടര്‍ച്ചയായി നടത്തുകയും വേണം. സൗദിക്ക് പുറമേ വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് കുവൈത്തും വിലക്ക് ഏര്‍പ്പെടുത്തി. ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന്‌ തെളിവൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ അംഗീകാരം നല്‍കിയ വാക്‌സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്‌ട്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതികരിച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം ചേരും. കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടര്‍ന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനില്‍നിന്നുള്ള വിമാനയാത്രയ്ക്ക് നെതര്‍ലന്‍ഡ്സ് വിലക്കേര്‍പ്പെടുത്തി. ബെല്‍ജിയം ഞായറാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തു നടത്തിയ പരിശോധനയിലും ചിലരില്‍ കണ്ടെത്തിയതോടെയാണ് നെതര്‍ലന്‍ഡ്സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും ഡച്ച് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ്സിലും ജര്‍മനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ബഹ്‌റൈനില്‍ ഇന്നു മുതല്‍ മുൻകൂട്ടി ബുക്കു ചെയ്യാതെ വാക്സിനേഷന്‍ സ്വീകരിക്കാം മനാമ: ബഹ്‌റൈനില്‍ 2021 നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് കേന്ദ്രത്തിന്റെ കോവിഡ് സഹായം കുട്ടികള്‍ക്ക് ഉപകരിക്കില്ല; നിബന്ധനകള്‍ വിലങ്ങുതടി 'ഒരു വര്‍ഷം മുന്‍പ് തന്നെ സ്‌കൂളുകള്‍ തുറക്കണമായിരുന്നു; കുട്ടികളെ സ്‌കൂളുകളില്‍ പറഞ്ഞയയ്ക്കണം' സീറോ പ്രിവലൻസ് പഠനം ‘പറയുന്നു’ കരുതൽ വേണം കുട്ടികളോട് വാക്‌സിനെടുത്തവര്‍ക്ക് RTPCR വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ് ബഹ്‌റൈനില്‍ ഇന്നു മുതല്‍ മുൻകൂട്ടി ബുക്കു ചെയ്യാതെ വാക്സിനേഷന്‍ സ്വീകരിക്കാം കെഎംസിസി സോക്കര്‍ ലീഗ് പോസ്റ്റര്‍ പ്രകാശനം ചെയ്തു ഇഖാമയും റി എന്‍ട്രിയും 2022 ജനുവരി 31 വരെ സൗജന്യമായി പുതുക്കാന്‍ ഉത്തരവ് എസ്‌.ഐ.സി. സര്‍ഗലയം ഒന്നാം ഘട്ടം പൂര്‍ത്തിയായി ജിദ്ദ ബക്കാല കൂട്ടായ്മ അഞ്ചാം വർഷത്തിലേക്ക് ചരിത്ര രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയും വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയും തമ്മില്‍ വസ്തുതാപരമായ വലിയ വ്യത്യാസം Media Malayalam (മീഡിയ മലയാളം) അപ്രതീക്ഷിത മഴ; ത്രിവേണിയിൽ പമ്പാനദി കരകവിഞ്ഞു മുസ്‌ലിം ആരാധനാലയത്തിൽ കൃഷ്ണവിഗ്രഹം സ്ഥാപിക്കും; പ്രഖ്യാപനത്തെത്തുടർന്ന് ഉത്തർപ്രദേശിലെ മഥുരയിൽ കനത്ത സുരക്ഷ പൊതുമരാമത്ത് പാതകൾ പണിയുന്ന കരാറുകാരുടെ പേരു വിവരവും ഫോൺനമ്പറും പാതയോരത്ത് പ്രദർശിപ്പിക്കുമെന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കാസർകോട്ടെ കാരാറുകാർ ‘പന്നിമലർത്ത്‌’ തന്നെ പ്രധാന കളി, മറിയുന്നത് ലക്ഷങ്ങൾ; നടത്തിപ്പുകാരായ ഗുണ്ടകൾക്ക് ഓരോ ടേബിളിനും 5,000 മുതൽ 10,000 രൂപ വരെ; സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാർട്ടികൾ മാത്രമല്ല, ഗോവയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തി; സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മന്ത്രവാദി പോക്സോ കേസിൽ അറസ്റ്റിലായി കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം “ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ 19 ന് പുറത്തിറങ്ങും സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഇലക്ട്രിക് വാഹനങ്ങൾ വാടകക്കെടുത്തതിൽ വൻ അഴിമതി; എട്ട് വർഷത്തെ വാടക വാഹന വിലയുടെ മൂന്ന് ഇരട്ടി; ഖജനാവിന് നഷ്ടം കോടികൾ; ഊരാകുടുക്കായി കരാർ നടിമാർക്ക് നഗ്നപൂജ, മസാജിന് അമേരിക്കൻ നിർമിത വൈബ്രേറ്റർ; എല്ലാം ഒളികാമറയിൽ പകർത്തി; കുടുങ്ങിയത് മമ്മൂട്ടിയുടെയും ജയറാമിൻ്റേയും നായിക; മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളൊരുക്കിയ സംവിധായകൻ്റെ മകളും കുടുങ്ങി; താരപുത്രിയെ ദുരുപയോഗം ചെയ്തത് നഗ്നപൂജയുടെ നാലാം ടിപ്പു സുൽത്താൻ്റെ സിംഹാസനത്തിൽ പഴയ കേരള പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് ഒന്നേ ഇരുന്നുള്ളു; അന്നേ മനസിലായി സംഭവം ഒറിജിനലല്ല മെയ്ഡ് ഇൻ കുന്നംകുളം ആണെന്ന്; മോൻസൻ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി നാളെ വ്യാഴം മാറുന്നു; ചില രാശിക്കാരുടെ ജീവിതവും മേടം, കർക്കടകം ഉൾപ്പെടെയുള്ള 4 രാശിക്കാരുടെ ആരോഗ്യം വഷളായേക്കാം;ഇന്നത്തെ ദിനം എങ്ങനെയെന്നു നോക്കാം… സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ വിജിലൻസ് പരാതി നൽകിയാൽ പൂട്ടു വീഴും; കേസെടുക്കാം നാല് വകുപ്പുകൾ പ്രകാരം; പരാതി നൽകാം പോലീസിനും കോടതിയിലും; നിയമങ്ങൾ ഇങ്ങനെ തലപ്പത്ത് ആളില്ല; പല വകുപ്പുകളും നാഥനില്ല കളരികൾ; പദ്ധതികൾ ഇഴയുന്നു; പത്തിരുന്നൂറ് സിവിൽ സർവീസുകാരെ കിട്ടിയാൽ എല്ലാം ശരിയാകും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നൽകി സി.പി.എം നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്തു; മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കുടുങ്ങി; അറസ്റ്റ് ഉടനെന്ന് സൂചന; മറുനാടൻ മലയാളിയും ഷാജൻ സ്കറിയയും വിവാദത്തിൽ തന്ത്രപ്രധാനമായ കൊച്ചിൻ ഷിപ്പ് യാർഡിൽ അഫ്ഗാനിസ്ഥാൻകാരൻ്റെ നുഴഞ്ഞുകയറ്റം; വില്ലിങ്ടൺ ഐലൻ്റിലൂടെ അജ്ഞാത ഡ്രോൺ പറന്നെന്ന അഭ്യൂഹം സംബന്ധിച്ച അന്വേഷണം തുണയായി 2 മലയാളികൾ ഉൾപ്പെടെ 6 പ്രതികൾക്കു ദമാം ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു താരരാജാക്കന്മാർക്ക് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിക്കും യുഎഇ സർക്കാരിൻ്റെ ഗോൾഡൻ വിസ ടൈം മാഗസിന്‍റെ‍, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു വരന് ലഭിച്ച വിവാഹസമ്മാനം ‘എകെ 47’; വീഡിയോ വൈറല്‍ ചരിത്ര രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയും വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയും തമ്മില്‍ വസ്തുതാപരമായ വലിയ വ്യത്യാസം ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി നാടിന്റെ ചരിത്രവും പൈതൃകവുമായി രണ്ട് നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിട്ട് പറവൂർ കോടതി മാധ്യമങ്ങളോട് മിണ്ടരുത്; വിവരങ്ങള്‍ നല്‍കുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്‌ തിരുവനന്തപുരം: ചരിത്ര രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയും വകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയും തമ്മില്‍ വസ്തുതാപരമായ വലിയ വ്യത്യാസം. പുരാരേഖാ വകുപ്പില്‍ ഇതുസംബന്ധിച്ചു വിവാദം പുകയുകയാണ്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിമിനു രേഖാമൂലം നല്‍കിയ മറുപടികളും കഴിഞ്ഞ മാസം 16ന് മലയാളം വാരികയ്ക്കു വകുപ്പു നല്‍കിയ മറുപടികളും തമ്മിലാണു വ്യത്യാസം. ഒരേ ചോദ്യങ്ങള്‍ക്കു നല്‍കിയ ഈ വ്യത്യസ്ത മറുപടികള്‍ ഒരേസമയം നിയമസഭയുടെ അവകാശത്തെയും പാര്‍ലമെന്റു പാസ്സാക്കിയ വിവരാവകാശ നിയമത്തെയും അവഹേളിക്കുന്നതാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ പുരാരേഖാ ഡയറക്ടറോടു സര്‍ക്കാര്‍ വിശദീകരണം തേടിയേക്കും. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് പുരാരേഖാ വകുപ്പും സി ഡിറ്റും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ജോലികള്‍ തുടങ്ങിയത് എന്നു മുതലാണ് എന്ന ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി, 2020 ആഗസ്റ്റ് 19 മുതല്‍ എന്നാണ്. എന്നാല്‍ 2010 ഫെബ്രുവരിയില്‍ സി ഡിറ്റിനെ ചുമതലപ്പെടുത്തി എന്നാണ് സഭയില്‍ നല്‍കിയ മറുപടി. ഈ ജോലികള്‍ സി ഡിറ്റ് നേരിട്ടാണോ ചെയ്തത് എന്ന ചോദ്യത്തിനു നല്‍കിയ മറുപടിയിലെ ഗുരുതരമായ മറച്ചുവയ്ക്കല്‍ മലയാളം വാരിക പുറത്തുകൊണ്ടുവന്നിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റുമായി കരാറില്‍ ഏര്‍പ്പെട്ട് വകുപ്പ് സി ഡിറ്റ് മുഖാന്തിരം ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു എന്നായിരുന്നു വാരികയ്ക്കു നല്‍കിയ മറുപടി. എന്നാല്‍ അതിനു പുറമേ അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍സ് എന്ന സ്വകാര്യ സ്ഥാപനത്തെയും ഡിജിറ്റൈസേഷന്‍ ജോലികള്‍ ഏല്‍പ്പിച്ചിരുന്നു എന്നാണ് മലയാളം വാരിക റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നിയമസഭയ്ക്കു നല്‍കിയ മറുപടിയില്‍ ആ സ്ഥാപനത്തിന്റെ പേരുകൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. 2018 നവംബര്‍ 11ന് അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍സിനെ ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് മറുപടി. സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും ഇതുവരെ എത്ര പേജുകള്‍ ഡിജിറ്റൈസ് ചെയ്തു എന്ന വിവരാവകാശ ചോദ്യത്തിന്, ഡയറക്ടറേറ്റിലും സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലും കൂടി 52,00154 പേജുകളും എറണാകുളം മേഖലാ ആര്‍ക്കൈവ്‌സില്‍ 10,30,000 പേജുകളും കോഴിക്കോട് മേഖലാ ആര്‍ക്കൈവ്‌സില്‍ 6,75,000 പേജുകളും പേപ്പര്‍ ഡോക്യുമെന്റുകള്‍ ഡിജിറ്റൈസ് ചെയ്തു എന്ന മറുപടിയാണു നല്‍കിയത്. എന്നാല്‍ ഡയറക്ടറേറ്റിലും തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലും കൂടി 71,40,220 പേജ് പേപ്പര്‍ റിക്കാര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്തു എന്നാണ് സഭയിലെ മറുപടിയില്‍ അവകാശപ്പെടുന്നത്. 1,940,066 രേഖകളുടെ വ്യത്യാസം. എറണാകുളം മേഖലാ ആര്‍ക്കൈവ്‌സില്‍ 1,25,000 പേജ് ചുരുണ ഓലകള്‍ ഡിജൈറ്റ്‌സ് ചെയ്തു എന്നാണ് വിവരാവകാശ മറുപടിയെങ്കിലും മന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ അത് താളിയോല റിക്കാര്‍ഡ്‌സ് എന്നും ചുരുണ എന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന വിധമായി. ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് സി ഡിറ്റിന് എത്ര രൂപയാണ് നല്‍കിയത് എന്ന ചോദ്യത്തിന് 10,12,39,251 രൂപ (പത്തുകോടി പന്ത്രണ്ടു ലക്ഷത്തി മുപ്പത്തിഒമ്പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തിയൊന്ന് രൂപ) എന്നായിരുന്നു മറുപടി. കേന്ദ്രഫണ്ട് ഉണ്ടോ എന്നു ചോദിച്ചെങ്കിലും ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഫണ്ട് ഒന്നുംതന്നെ വിനിയോഗിക്കുന്നില്ല എന്നു സംശയരഹിതമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ സഭയില്‍ മന്ത്രിയെക്കൊണ്ടു പറയിച്ച മറുപടിയില്‍ ഇതു പാടേ മാറി. കേന്ദ്ര ഫണ്ട് ഉണ്ടെന്നും സമ്മതിച്ചു. അത് ഇങ്ങനെയാണ്: 10,44,16,776 (പത്തു കോടി നാല്‍പ്പത്തിനാലു ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി എഴുപത്തിയാറു രൂപ)യാണ് ആകെ അനുവദിച്ചത്. കേന്ദ്ര ഗ്രാന്റായി 1,86,22,061 ഒരുകോടി എണ്‍പത്തിയാറു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തിയൊന്ന് രൂപ, സംസ്ഥാന ഫണ്ട് 8,57,94,715 എട്ടുകോടി അമ്പത്തിയേഴു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റിപ്പതിനഞ്ച്) രൂപ, ആകെ ചെലവഴിച്ചത് 9,37,80,450 (ഒമ്പതു കോടി മുപ്പിത്തിയേഴു ലക്ഷത്തി എണ്‍പതിനായിരത്തി നാനൂറ്റി അമ്പത്) രൂപ. കേന്ദ്ര ഗ്രാന്റ് 1,86,22,061, സംസ്ഥാന ഫണ്ട് 7,51,58,389 എന്ന് അവസാനവരിയില്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഇതുവരെ ഓരോ ഓഫീസിലും ഗവേഷകര്‍ക്കു ലഭ്യമാക്കാന്‍ പാകത്തില്‍ എത്ര ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കി, ഇവ ഓണ്‍ലൈനില്‍ ലഭ്യമാണോ എന്ന വിവരാവകാശ ചോദ്യത്തിന്, ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടന്നുവരികയാണെനന്നും ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകള്‍ വകുപ്പിന്റെ വിവിധ ഓഫീസുകളിലെ സെര്‍വറിലും ഹാര്‍ഡ് ഡിസ്‌കിലുമായി സൂക്ഷിച്ചുവരുന്നു എന്നും മറുപടി നല്‍കി. ”അവയുടെ സംഭരണ ശേഷി അപര്യാപ്തമായതിനാലും രേഖകളുടെ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കുന്നതിനുമായി ഈ ഡാറ്റ ഐടി മിഷന്‍ മുഖേന ഡാറ്റാ സെന്ററില്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കി വരികയാണ്. ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ സര്‍ക്കാരിന്റെ അനുമതിയോടെ അത് ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വകുപ്പില്‍ സ്വീകരിച്ചുവരുന്നു. ഇതിലേയ്ക്കായി പ്രത്യേക സോഫ്റ്റുവെയര്‍ ആവശ്യമാണ്. അത് തയ്യാറാക്കുന്നതിനും ഓണ്‍ലൈനായി ആവശ്യക്കാര്‍ക്കു ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ നടന്നു വരുന്നു” എന്നും വിശദീകരിച്ചു. എന്നാല്‍ നിയമസഭയിലെ മറുപടിയുടെ തുടക്കം തന്നെ രേഖകള്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ്. യഥാര്‍ത്ഥത്തില്‍ സി ഡിറ്റുമായി വര്‍ഷങ്ങള്‍ക്കു മുമ്പേ കരാറുണ്ടാക്കിയിട്ടുണ്ടെന്നും അതിനു തെളിവുകളുണ്ടെന്നും മലയാളം വാരിക ചൂണ്ടിക്കാണിച്ചിരുന്നു. 2016-17ലും 2017-18ലുമുള്ള കരാറുകളുടെയും അതുപ്രകാരം വന്‍തുക നല്‍കിയതിന്റെയും വിശദാംശങ്ങള്‍ അടങ്ങുന്ന സിഎജി റിപ്പോര്‍ട്ടിലെ ഉള്ളടക്കവും പ്രസിദ്ധീകരിച്ചു. ഡിജിറ്റൈസേഷന്‍ ഇതുവരെ ഒന്നുമായില്ല എന്നതിന്റെ തെളിവു കൂടിയാണ് സിഎജിയുടെ കണ്ടെത്തലുകള്‍. അറ്റ്‌ലിയര്‍ ഔട്ട്‌സോഴ്‌സിംഗ് സൊല്യൂഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ഡിജിറ്റൈസേഷന്‍ കരാര്‍ നല്‍കിയതിന്റെയും പണം നല്‍കിയതിന്റെയും വിശദാംശങ്ങളും സിഎജി റിപ്പോര്‍ട്ടിലുണ്ട്. അത് മലയാളം വാരിക പുറത്തുവിട്ടതോടെയാണ് നില്‍ക്കക്കള്ളിയില്ലാതെ പുരാരേഖാ വകുപ്പിന് നിയമസഭയില്‍ മന്ത്രിയെക്കൊണ്ട് അതു സമ്മതിപ്പിക്കേണ്ടിവന്നത്. എന്നാല്‍ അദ്ദേഹം നല്‍കിയ മറ്റുമറുപടികളില്‍ ആശയക്കുഴപ്പം തുടരുകയും ചെയ്യുന്നു Previous articleമദ്യപാനിയായ ഭർത്താവ് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വീട്ടിലെത്തിയത് രക്ഷിച്ചത് ഭർത്താവിനെയും Next articleതൊട്ടിൽപ്പാലം ജാനകിക്കാട് വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെൺകുട്ടി കൂടുതൽ ഇടങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം പത്തനംതിട്ട; കോന്നി ആനത്താവളത്തിലെ കുട്ടിക്കൊമ്പന്റെ തൊണ്ടയിൽ കുടങ്ങിയ ശംഖ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴുത്തിൽ കിടന്നിരുന്ന ശംഖാണ് തൊണ്ടയിൽ കുടുങ്ങിയത്. അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് “ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ 19 ന് പുറത്തിറങ്ങും സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ പാട്ട് തരംഗമാകുന്നു എറണാകുളത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും ഒമിക്രോൺ കൂടുതൽ സംസ്ഥാനങ്ങളിലേക്ക്; മൂന്നാം ഡോസ് വാക്സിനും കുട്ടികളുടെ വാക്സിനേഷനുംസംബന്ധിച്ച് വിദഗ്ധ സമിതി ചർച്ച നടത്തിയേക്കും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തി; സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം “ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ സോഷ്യൽ മീഡിയയിൽ വെറലായി “പത്മ”; പ്രണയത്തിൽ ചാലിച്ച വരികൾ എഴുതിയത് എഴുപതുകാരി; പുല്ലുവഴിക്കാരി വിജയത്തിൻ്റെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തി; സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ കുട്ടിക്കൊമ്പൻ കഴുത്തിൽ കിടന്ന ശംഖ് വിഴുങ്ങി, തൊണ്ടയിൽ കുടുങ്ങിയ ശംഖ് പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; അന്വേഷണം “ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ ശനിയാഴ്ചകളിൽ ഉൾപ്പെടെ ഡിസംബർ മുതൽ ഏപ്രിൽ വരെ തുടർച്ചയായി അഞ്ച് മാസം സ്‌കൂളിൽ അധ്യായനം ജവാൻ മദ്യം കഴിച്ച് നിരവധിപേർ ആശുപത്രിയിൽ; വിൽപ്പന തടഞ്ഞു; ആർക്കെങ്കിലും എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കിൽ കീഴില്ലത്ത് ബൈക്കും സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു; നിയന്ത്രണംവിട്ട ബസ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്താൻ എത്തി; സഹോദരിയായ പത്താംക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു; സ്കൂളില്‍ ചെല്ലാന്‍ പറ്റാത്ത കുട്ടികള്‍ക്ക് അമിത ഫീസും…! എട്ടു വർഷം കൂടെ ജീവിച്ചിട്ടും ആ കാര്യം മാത്രം അദ്ദേഹത്തിന് സാധിച്ചില്ല സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ കടിച്ച പാമ്ബിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു… ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്.. മിന്നല്‍ അജാസ്; പത്തിൽ പത്ത് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ ‘ഇന്ത്യക്കാരന്‍’, ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ… രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ്; വീട്ടില്‍ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും ബ്രാലെസ്സ് ലുക്കിൽ വഴിയോരക്കച്ചവടക്കാരി; പോലീസ് കാരണം തിരക്കിയതും വിചിത്രമായ മറുപടി… ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിര്‍ദേശം; റെഡ് അലേർട്ട് ഡ്രൈവര്‍ കരിക്ക് കുടിക്കാനിറങ്ങി; കരിക്ക് വില്‍പനക്കാരന്‍ ആംബുലന്‍സ് ഓടിച്ചു; നാലുപേര്‍ക്ക് പരിക്ക്… ആ ‘പണി’ ദേ ഇവിടെയും; പൊറോട്ടയും ദോശയും 100 വീതം, 30 മുട്ടക്കറി, 25 ചായ: കോൾ വരുമ്പോൾ കോളടിച്ചെന്ന് കരുതണ്ട…… ‘ബാഹുബലിക്കപ്പുറം റൊമ്പ നല്ല പടം’; തമിഴ്നാട്ടിലെ ‘മരക്കാർ’ പ്രതികരണങ്ങള്‍ കാണാം… Home/Breaking News/വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍… വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍… കടിച്ച പാമ്ബിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു… ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്.. മിന്നല്‍ അജാസ്; പത്തിൽ പത്ത് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ ‘ഇന്ത്യക്കാരന്‍’, ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് ആളുകള്‍ രൂക്ഷമായി തന്നെ പ്രതികരിച്ചു. എന്നാല്‍ അതിനു പിന്നാലെ അതിനു പിന്നിലെ കഥ പുറത്തുവന്നു. എന്തു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ലോകം അറിഞ്ഞതോടെ ആളുകള്‍ പിന്തുണയുമായി രംഗത്തുവന്നു. അദ്ദേഹത്തിന് നീതികിട്ടുകയും ചെയ്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയിലാണ് സംഭവം. പൊലീസ് യൂനിഫോമിട്ട ആ ഉദ്യോഗസ്ഥന്റെ പേര് നിസാര്‍ ലഷാരി. ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വീഡിയോയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കുട്ടികള്‍ അയാളുടെ മക്കള്‍ തന്നെയാണ്. അതിലൊരു മകന്‍ ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയിലാണ്. മകന്റെ ചികിത്സയ്ക്കായി ലഷാരി അല്‍പ്പനാള്‍ അവധിയ്ക്ക് അപേക്ഷിച്ചു. എന്നാല്‍, മേലുദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. പകരം അതിനായി അയാളോട് കൈക്കൂലി ചോദിച്ചു. ചികിത്സക്കായി പോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന്റെ കൈയില്‍ എവിടെയാണ് കൈക്കൂലിക്കുള്ള പണം? അദ്ദേഹത്തിന് ആ തുക നല്‍കാന്‍ കഴിഞ്ഞില്ല. ഫലമോ അവധി അപേക്ഷ റദ്ദാക്കപ്പെട്ടു. പ്രതികാര നടപടിയായി ലഷാരിയെ സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ ഓഫീസില്‍നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ലാര്‍കാന എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റി. ഇതോടെ ജീവിതം താറുമാറായപ്പോഴാണ് ലഷാരി കുട്ടികളുമായി തെരുവിലേക്കിറങ്ങി അവരെ വില്‍പ്പനയ്ക്ക് വെച്ചത്. സ്വന്തം ദുരനുഭവം ആളുകളില്‍ എത്തിക്കാന്‍ അയാള്‍ക്കു മുന്നില്‍ വേറെ വഴികളില്ലായിരുന്നു. ”കൈക്കൂലി നല്‍കാത്തതിന് എന്തിനാണ് അവര്‍ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്? ഇനി ഇതിനെതിരെ ജയില്‍ ഐജിക്ക് പരാതി നല്‍കാമെന്ന് വച്ചാലും, ഞാന്‍ കറാച്ചി വരെ പോകണം. അത്രയും ദൂരം പോകാനുള്ള പണം എന്റെ പക്കലില്ല. അത്രയ്ക്ക് ദരിദ്രനാണ് ഞാന്‍. ഇവിടെയുള്ള ആളുകള്‍ വളരെ സ്വാധീനമുള്ളവരാണ്. സാധാരണയായി അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാറില്ല ”-വീഡിയോ വൈറലായതിനു പിന്നാലെ അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ഓപ്പറേഷനുള്ള തുക കണ്ടെത്താതെ, താന്‍ കൈക്കൂലിക്കുള്ള പണം കണ്ടെത്തുകയാണോ വേണ്ടിയിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വേദനയോടെ ചോദിച്ചു. അതോടെ കാര്യം മാറി. സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്തവന്നു. താമസിയാതെ, സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ പ്രശ്‌നത്തില്‍ ഇടപെട്ടു. ലഷാരിയുടെ സ്ഥലംമാറ്റം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒപ്പം, അതുവരെ ജോലി ചെയ്ത ഘോട്ട്കിയിലെ ജയിലില്‍ തുടരാന്‍ അദ്ദേഹത്തിന് അനുമതിയും ലഭിച്ചു. തീര്‍ന്നില്ല, മകന്റെ ചികിത്സക്കായി അദ്ദേഹത്തിന് 14 ദിവസത്തെ അവധിയും അനുവദിച്ചു. Previous പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലിസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ… Next എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുട്ടിയുടെ ഹർജി… സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ… സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹത്തിന് … കടിച്ച പാമ്ബിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു… ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്.. മിന്നല്‍ അജാസ്; പത്തിൽ പത്ത് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ ‘ഇന്ത്യക്കാരന്‍’, ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ… രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ്; വീട്ടില്‍ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ആരോഗ്യമന്ത്രി…. സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 29 മരണം; 4991 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം… ‘ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവി‌ഡ് 32 മരണം 613 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല… ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍ സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ മാത്രം » NEWS 22 … … കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഒരടിപോലും പിന്നോട്ടില്ല » NEWS 22 … … പാചകവാതക വില വര്‍ധിച്ചു; പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു; ഓരോ നഗരങ്ങളിലേയും ന …] വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക… [… കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌ » NEWS 22 …] ‘ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍… [… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി ക … … വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക് കുറച്ചത്; വോട്ട് ചോദിച്ചിറങ്ങുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ അമേരിക്കയൊക്കെ ആവർത്തിക്കും’ ആരോഗ്യമന്ത്രി…. സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 29 മരണം; 4991 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം… ‘ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവി‌ഡ് 32 മരണം 613 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല… ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍ സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ മാത്രം » NEWS 22 … … കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഒരടിപോലും പിന്നോട്ടില്ല » NEWS 22 … … പാചകവാതക വില വര്‍ധിച്ചു; പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു; ഓരോ നഗരങ്ങളിലേയും ന …] വളരെ കഷ്ട്ടപെട്ടാണ് കേരളം മരണ നിരക്ക… [… കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌ » NEWS 22 …] ‘ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍… [… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, മികച്ച നടി ക … … അതിശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളിക്ക് ജാഗ്രതാ നിര്‍ദ്ദേശം… ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ഭാര്യയുടെ കണ്‍മുന്നില്‍വച്ച്‌ വെട്ടിക്കൊന്നു… സംസ്ഥാനത്തെ സ്ഥിതി അതീവഗുരുതരം; ആദ്യമായി 1000 കടന്ന് രോഗികൾ; 782 പേർക്ക് സമ്ബർക്കത്തിലൂടെ കോവിഡ്… സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ് 63 മരണം; എറണാകുളത്ത്‌ വീണ്ടും 6000 കടന്നു… സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു ഗ്രാമിന് 4200 രൂപ; പവന്റെ വില അറിയാം… കടിച്ച പാമ്ബിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു… ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ മൂന്നാമത്തെ കേസ്.. മിന്നല്‍ അജാസ്; പത്തിൽ പത്ത് ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തിയ ‘ഇന്ത്യക്കാരന്‍’, ലോക റെക്കോര്‍ഡില്‍ ലേക്കര്‍ക്കും കുംബ്ലെയ്ക്കും ഒപ്പം സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ… രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ്; വീട്ടില്‍ നിന്ന് കിട്ടിയത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും രാജപുരം: കാടുകൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി വനംവകുപ്പ് അധിക്രതർ അഗ്നിക്കിരയാക്കിയ റാണിപുരം പുൽമേട് വീണ്ടും പച്ചപ്പണിഞ്ഞു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെയാണ് ടൂറിസം മേഖലയായ റാണിപുരം വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തുത്തത്.അതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് പുൽമേടുകളെ കത്തിച്ചു കളഞ്ഞത്, ഇത് ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിനച്ചിരിക്കാതെ പെയ്ത മഴയുടെയും, മഞ്ഞുകണങ്ങളുടെയും തണുപ്പൻ കരുത്തോടെ വീണ്ടും പച്ചപ്പ് ഉയർത്തെഴുന്നേറ്റത്തോടെ റാണിപുരം കൂടുതൽ സുന്ദരിയായി. നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെ എത്തുന്നത്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന കാഴ്ചയാണ് റാണിപുരം. വനമേഖലയിലെ കോടമഞ്ഞ്, മൂടി കിടക്കുന്ന മാനിപുൽമേട് ഇത് കാണാൻ കൂടിയാണ് വിനോദസഞ്ചാരികൾ റാണിപുരത്ത് എത്തുന്നത്. കുറ്റൂർ: കേരള കത്തോലിക്ക സഭ യുവജനദിനമായി ആഘോഷിക്കുന്ന ദുക്റാന തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയായ ഇന്ന് 2020 ജൂലൈ 5 ം തീയതി കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു. യൂണിറ്റ് ചാപ്ലിൻ ഫാ.ഡോ. ഷിജു വട്ടുംപുറത്തിന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയെ തുടർന്ന് കെ.സി.വൈ.എൽ കോട്ടയം അതിരൂപത ട്രഷറർ ശ്രീ. അനിറ്റ് ചാക്കോ കിഴക്കേആക്കൽ യുവജനദിന സന്ദേശം നൽകി. യൂണിറ്റ് പ്രസിഡൻറ് ശ്രീ. അജു എബ്രഹാം കല്ലുമല കെ.സി.വൈ.എൽ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി ഇരുപതോളം യുവജനങ്ങൾ യുവജന ദിനാഘോഷങ്ങളിൽ പങ്കാളികളായി യൂണിറ്റ് സെക്രട്ടറി അബിയ മേരി മാത്യു കിഴക്കേആക്കൽ പരിപാടികൾക്ക് കൃതജ്ഞത അർപ്പിച്ചു. ധനികൻ, ക്ഷാമത്തിന്റെയോ ഗ്രാമത്തിന്റെയോ സൈന്യത്തിന്റെയോ ഉദ്യോഗസ്ഥൻ, മറ്റുള്ളവരുടെ ഭാര്യയും സ്വത്തും ആസ്വദിക്കുന്നു, അശുദ്ധനാണ്, അവൻ സ്വയം സമ്പാദിക്കുന്നത് ആസ്വദിക്കുന്നു പ്രുഗത്ജാതകം) അല്പം പോകും (വടമോജി ജാതകം അലങ്കാരം) രാജാവിന്റെ പ്രിയപ്പെട്ട (പാരിജാടകം) രാജപ്രിയൻ, അദ്ദേഹത്തിന്റെ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ടവ. വിദേശത്ത് താമസിക്കും (ബ്രഹ്മറിഷി വാക്യം) ഉയർന്ന ജീവിതം, മൂല്യം, ബഹുമാനം (ഭാഗ്യ ജ്യോതിഷം) സിന്ധുവാജ് പകാകുംബൻ തങ്കരി സ്റ്റാൻഡിൽ കേന്ദ്രീകരിച്ചു ഉന്ദിയ നഗരം പട്ടനമുദൈയാൻ ഉറുക്കൻ നോയൻ ചന്ദതം ദാനങ്കൽ സെർപാൻ ചെലവ് ചെലവ് സുന്ദരപ് ഭാരതൈ ഒരു സുഹൃത്ത്, ശക്തൻ, ചേരനവൻ. അനുകമ്പയുള്ള ഉയരം, യഥാർത്ഥ ദൈവത്തോടുള്ള ഭക്തി ശക്തമാണ്, കള്ളൻ (ഗുണദോഷങ്ങൾ) 4, 10 ലെ ശനിയുടെ ഭരണം ശനി 6,8,12 – താമസിയാതെ അവൻ തന്റെ സ്വത്തുക്കളെല്ലാം ശത്രുക്കൾക്ക് നഷ്ടപ്പെടുത്തും. ശനി – 10 മാർ സുബാൻ – ഭരണം, നിലനിൽക്കുന്ന (പ്രോസ് ഡെക്കറേഷൻ) കാപ്രിക്കോൺ ശനി – ബുദ്ധിമാനായ, കുടുംബജീവിതവുമായി സംയോജിപ്പിച്ചിരിക്കുന്നു സുഖകരമായ, സ്വാർത്ഥമായ, അത്യാഗ്രഹം, അത്യാഗ്രഹം. വിദ്യാസമ്പന്നൻ, സംശയം, പ്രതികാരം, ജാഗ്രത, ദു sad ഖം, അയാൾക്ക് ഭാര്യയിൽ നിന്ന് സ്വത്ത് അവകാശമാകും. കാപ്രിക്കോൺ ശനി – ചൊവ്വ – സൈനികം, മഹത്വം പീപ്പിൾസ് ലീഡർ ഒരു സാഹസിക യാത്രയ്ക്ക് പോകും (സരാവലി) സന്ദീപിന്റെ ജന്മദിനം ഇന്ന്: ഭർത്താവിനായി സുനിത വാങ്ങിയ സമ്മാനത്തോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തലേ ദിവസം ബാക്കി വന്ന ചപ്പാത്തി ഇരിപ്പുണ്ടോ? 5 മിനിറ്റ് കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ഫാസ്റ്റ് തയാറാക്കാം ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം വരാൻ പോകുന്ന തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ് തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ പേര്‍ മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപിക്കുന്നത്… കുടുംബ വഴക്ക് മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു മലപ്പുറം മലപ്പുറം മക്കരപ്പറമ്പ് അമ്പലപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫര്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട്… രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26 ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.… പള്ളികളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് സി.പി.എം അല്ല, മത നേതൃത്വമാണ്: ഫാത്തിമ തഹ്ലിയ മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെ വിമർശിച്ച് ഫാത്തിമ തഹ്ലിയ. പള്ളികളിൽ എന്തൊക്കെ പറയണം പറയണ്ട എന്ന് തീരുമാനിക്കുന്നത് സി.പി.എം അല്ല, മത… മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന മോഡലുകളുടെ വാഹനം ലോറിയിൽ ഇടിച്ചു: 6 പേർക്ക് ഗുരുതര പരിക്ക് താനൂർ: തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. ദീർഘനാളായി കണ്ണന്തളി സഫ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുബ്രഹ്മണ്യനെയാണ് കാണാതായത്. താനൂർ പൊലീസിൽ ആണ് പരാതി നൽകിയിരിക്കുന്നത്. നവംബർ… കൊലപാതകമടക്കം നിരവധി കേസികളിലെ പ്രതിയായ തളിപ്പറമ്പ് സ്വദേശി താനൂരിൽ അറസ്റ്റിൽ താനൂർ: 25 ഓളം കേസുകളിലെ പ്രതിയായ കണ്ണൂർ സ്വദേശി താനൂരിൽ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ചപ്പാൻറകത്ത് വീട്ടിൽ അലി അക്ബറിനെയാണ് (38) ഊട്ടി മഞ്ചാകൗറയിലെ അണ്ണ… കുറുക്കന്റെ ആക്രമണത്തിൽ ഒഴൂരിൽ നാലുപേർക്ക് പരിക്ക് താനൂർ: ഒഴൂർ പഞ്ചായത്തിൽ വീണ്ടും കുറുക്കന്റെ ആക്രമണം. ഓമച്ചപ്പുഴ മേൽമുറി, പെരിഞ്ചേരി പ്രദേശങ്ങളിലായി നാലുപേരെ കുറുക്കൻ കടിച്ചു പരിക്കേൽപിച്ചു. കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റ സുരാജ് (16 ജിതേഷ്… കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന (27) ആണ് മരിച്ചത്.… വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു യുവാവിനെ ക്രൂര മർദനത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ എടപ്പാൾ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചങ്ങരംകുളം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശി അർഷാദ്… നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകും, നടപടികൾ പൂർത്തിയാക്കും: മുഹമ്മദ്‌ റിയാസ് കോഴിക്കോട്: നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പാതയുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ… മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍, പിടിയിലാകുന്നത് മൂന്നാംതവണ മലപ്പുറം: വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകന്‍ പിടിയിൽ. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് പോക്‌സോ കേസില്‍ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ… കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ പിടിയിലായത് നാട്ടുകാരുടെ സഹായത്തോടെ എടപ്പാൾ: കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വീടിനകത്ത് കയറി മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഷൊർണൂർ കയിലിയാട് സ്വദേശി ചീരൻകുഴി മണികണ്ഠൻ (49)… ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേനാംഗങ്ങൾ പുലാമന്തോൾ: ടാറിലകപ്പെട്ട പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി പട്ടാമ്പി ഫയർ സ്റ്റേഷനിലെ അഗ്നിശമനസേനാംഗങ്ങൾ. വിളയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിയ വീപ്പകൾ മറിഞ്ഞ് ഒഴുകിയ ടാറിലാണ് പട്ടിക്കുഞ്ഞുങ്ങൾ അകപ്പെട്ടത്.… അനധികൃത ചെങ്കല്ല് കടത്തൽ പന്ത്രണ്ടോളം വാഹനങ്ങള്‍ക്ക് പിഴ ചുമത്തി മലപ്പുറം: സ്വകാര്യഭൂമിയില്‍ അനധികൃതമായി നടത്തി വന്നിരുന്ന ചെങ്കല്ല് ഖനനം മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസ് നിര്‍ത്തി വെപ്പിച്ചു. ഏറനാട് താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ അണ്ടിക്കാട് എന്ന… എടിഎമ്മിൽ നിക്ഷേപിക്കാൻ ഏൽപിച്ച പണം തട്ടിയെടുത്ത സംഭവം: മുസ്‌ലിം ലീഗ് നേതാവ് അറസ്റ്റിൽ മലപ്പുറം: എടിഎമ്മിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപിച്ച പണം തട്ടിയെടുത്ത കേസിൽ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ. മലപ്പുറം ഊരകം ഗ്രാമപഞ്ചായത്ത് അംഗമായ ഷിബു എൻടിയാണ്… സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ മലപ്പുറം: മയക്കുമരുന്നുമായി പിടിയിലായ പ്രതി റിമാൻഡിൽ. മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍)യുമായി മൊറയൂർ സ്വദേശി മുഹമ്മദ് ഹാരിസിനെ… അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ… പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി കുറ്റിപ്പുറം: പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ… വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം മൂന്നുപേർ അറസ്റ്റിൽ കുറ്റിപ്പുറം: വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. കുറ്റിപ്പുറം മൂടാൽ ഭാഗത്തുനിന്ന് തൃപ്രങ്ങോട് ബീരാൻചിറ സ്വദേശി താമരത്ത് വിഷ്ണു (22 പാണ്ടികശാല ഞായംകോട്ടിൽ ഷറഫുദ്ദീൻ… മലപ്പുറത്ത് വീട്ടില്‍ സൂക്ഷിച്ച നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടി എടക്കര: മൂത്തേടത്തെ വീട്ടിൽ നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടി. കാരപ്പുറം ബാലംകുളം പൊത്തങ്കോടന്‍ സുഫിയാന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. തോക്ക് തിര നിറച്ച… പീഡനക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ വണ്ടൂർ പീഡന കേസിൽ ഒളിവിൽ പോയ പ്രതി മൂന്ന് വർഷത്തിനു ശേഷം പിടിയിൽ. ആസാമിൽ പോയി ആണ് വണ്ടൂർ പൊലീസ് പ്രതിയെ പിടികൂടിയത്. ആസാമിലെ സിലാപത്തർ… ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്‍റെ മൃതദേഹം കണ്ടെത്തി പൊന്നാനി: കളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതായ 14 കാരന്‍റെ മൃതദേഹം കണ്ടെത്തി. വെളിയങ്കോട് ബീവിപ്പടി സ്വദേശി കരുവീട്ടിൽ മനാഫിന്‍റെ മകൻ മിസ്ഹബ് (14)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വെളിയങ്കോട് പത്തുമുറി… കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി തിരച്ചിൽ പുരോഗമിക്കുന്നു മലപ്പുറം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. പൊന്നാനി വെളിയങ്കോട് അഴിമുഖത്ത് ആണ് വിദ്യാർഥിയെ കാണാതായത്. വെളിയങ്കോട് സ്വദേശി മസ്ഹബിനെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് സംഭവം. മിസ്ഹബിനായി… ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം! സന്ദീപിന്റെ ജന്മദിനം ഇന്ന്: ഭർത്താവിനായി സുനിത വാങ്ങിയ സമ്മാനത്തോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തലേ ദിവസം ബാക്കി വന്ന ചപ്പാത്തി ഇരിപ്പുണ്ടോ? 5 മിനിറ്റ് കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ഫാസ്റ്റ് തയാറാക്കാം ദക്ഷിണാഫ്രിക്കയിലെ ഒമിക്രോൺ വ്യാപനം വരാൻ പോകുന്ന തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിദഗ്ധർ ഈ കണ്ണീരിന് വില നൽകുന്നുണ്ടെങ്കിൽ കേരളത്തിലെ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: സന്ദീപ് വാചസ്പതി കൊച്ചി രാമായണ കഥയെ ആസ്പദമാക്കി ഓം റൗത്ത് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദര്‍ശനത്തിന് എത്തും. ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍. പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ആദിപുരുഷില്‍ രാവണനായി എത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ടി- സീരിയസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ് ആരാധകരെ ആവേശത്തിലാക്കിയ MY TALKING TOM FRIENDS ഗെയിമിന് റെക്കോഡ് നേട്ടം നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. PPF Withdrawal പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ PPF Withdrawal പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ ഉടമകൾക്ക് ഇഷ്ടാനുസരണം നിക്ഷേപം നടത്താം. ഓരോ നിക്ഷേപകർക്കും എത്ര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. എന്നാൽ ഒരു വ്യക്തി അക്കൗണ്ടുകളിൽ പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും നിക്ഷേപിക്കേണ്ടതാണ്. കൂടാതെ പി പി എഫ് നിക്ഷേപകർക്ക് പലിശയ്ക്ക് മേൽ പലിശയ്ക്കും അർഹതയുണ്ട്. അത് നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നൽകുന്നു. സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പി പി എഫ് 100 ശതമാനം അപകടസാധ്യതയില്ലാത്ത ഒരു നിക്ഷേപം കൂടിയാണ്. കൂടാതെ ഇത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിരക്കുകൾക്ക് അനുസൃതമായി വ്യത്യാസപ്പെടുകയുമില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ കാലാവധി 15 വർഷമാണ്. എന്നാൽ ഒരു അക്കൗണ്ട് ഉടമയ്ക്ക് മെച്യൂരിറ്റി കാലയളവിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും. പി പി എഫ് പിൻവലിക്കൽ നിയമങ്ങൾ (PPF Withdrawal Rules) അനുസരിച്ച്, നിർദ്ദിഷ്ട നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാൽ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും. എന്നാൽ അക്കൗണ്ട് ആരംഭിച്ച് അഞ്ച് സാമ്പത്തിക വർഷം പൂർത്തിയായാൽ മാത്രമേ ഇത് ബാധകമാകൂ. പി പി എഫ് പിൻവലിക്കൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കൽ, പ്രിമച്വർ ക്ലോഷർ എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും അറിയാം. പി പി എഫ് പിൻവലിക്കൽ നിയമങ്ങൾ പി പി എഫിൽ നിക്ഷേപിച്ചിരിക്കുന്ന പണം പൂർണമായി പിൻവലിക്കുന്നതിന് 15 വർഷം പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എത്തി ഫോം സി പൂരിപ്പിച്ച് സമർപ്പിക്കണം. തുടർന്ന് പി പി എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാൽ 15 വർഷത്തിന് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ തുടർന്നുള്ള വർഷങ്ങളിൽ നിക്ഷേപം നടത്താതെ തന്നെ അക്കൌണ്ട് സജീവമായി നിലനിർത്താം. ഈ സാഹചര്യത്തിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതു വരെ നിക്ഷേപത്തിന്റെ പലിശ ലഭിക്കുകയും ചെയ്യും. അക്കൗണ്ട് ഉടമയ്ക്ക് നിക്ഷേപം നടത്തി അക്കൗണ്ട് സജീവമായി നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ, അഞ്ച് വർഷത്തേയ്ക്ക് നിക്ഷേപം വിപുലീകരിക്കാം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ഇത്തരത്തിൽ നിക്ഷേപ കാലയളവ് വിപുലീകരിക്കാം. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പി പി എഫ് നിക്ഷേപം പിൻവലിക്കൽ അഞ്ച് വർഷത്തേക്ക് അക്കൗണ്ട് നിലനിർത്തിയാൽ ഒരു പിപിഎഫ് അക്കൗണ്ട് ഉടമക്ക് പണം പിൻവലിക്കാൻ അർഹതയുള്ളൂ. ഉദാഹരണത്തിന്, ഒരാൾ 2020 ഫെബ്രുവരിയിൽ ഒരു അക്കൗണ്ട് ആരംഭിച്ചാൽ, അയാൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ പണം പിൻവലിക്കാൻ കഴിയും. എന്നാൽ മുഴുവൻ തുകയും പി പി എഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയില്ല. ഒരാൾക്ക് നാലാമത്തെ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാലൻസ് തുകയുടെ 50 ശതമാനം അല്ലെങ്കിൽ മുൻ വർഷത്തിന്റെ അവസാനത്തിലെ ബാലൻസ് തുകയുടെ 50 ശതമാനം പിൻവലിക്കാം. ഇതിൽ ഏതാണോ കുറവ് ആ തുക പിൻവലിക്കാം. ഒരു അക്കൗണ്ട് ഉടമയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ പിപിഎഫ് അക്കൗണ്ട് നേരത്തെ തന്നെ ക്ലോസ് ചെയ്യേണ്ടി വന്നേക്കാം. അക്കൗണ്ട് തുറന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇത് ചെയ്യാം. അക്കൗണ്ട് ഉടമയോ മാതാപിതാക്കളോ ജീവിതപങ്കാളിയോ ആശ്രിതരായ കുട്ടികളോ മാരകമായ രോഗത്താൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പി പി എഫ് അക്കൗണ്ടുകൾ ഇത്തരത്തിൽ ക്ലോസ് ചെയ്യാം. അക്കൗണ്ട് ഉടമയ്ക്ക് ഉപരി പഠനത്തിനായി തുക ഉപയോഗിക്കാനും അക്കൌണ്ട് പിൻവലിക്കാം. എന്നാൽ ഈ രണ്ട് സാഹചര്യത്തിലും അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യുന്നതിന് ചില രേഖകൾ ആവശ്യമാണ്. അക്കൗണ്ട് ഉടമയുടെ റസിഡൻസി സ്റ്റാറ്റസ് മാറിയിട്ടുണ്ടെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതിനായി അക്കൌണ്ട് ഉടമ പാസ്‌പോർട്ട്, വിസ അല്ലെങ്കിൽ ആദായ നികുതി റിട്ടേൺ എന്നിവയുടെ പകർപ്പുകൾ നൽകേണ്ടതുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം, അക്കൗണ്ട് ഉടമ തന്റെ പിപിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ നിലവിലുള്ള പലിശ നിരക്കുകളേക്കാൾ ഒരു ശതമാനം കുറഞ്ഞ പലിശ നിരക്ക് മാത്രമേ ലഭിക്കൂ. ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ് പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം നിക്ഷേപിക്കാൻ കഴിയും. വിപണിയുടെ സ്ഥിതിഗതികൾ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കും. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവർഷം ഒറ്റത്തവണയായോ അല്ലെങ്കിൽ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാൻ കഴിയും. പി പി എഫിന് ലഭിക്കുന്ന പലിശ നികുതിരഹിതമാണ്. എൻ‌ പി‌ എസ്, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് ദീർഘകാല നിക്ഷേപ ഉപകരണങ്ങളിൽ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കില്ല. എന്നാൽ പി‌ പി‌ എഫിൽ‌ നിന്ന് നേടുന്ന പലിശയ്ക്കും നികുതി ഇളവ് ലഭിക്കും. ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പി പി എഫിൽ നിന്ന് വായ്പയെടുക്കാം. സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇപിഎഫ്ഒയിൽ അംഗങ്ങളായ ജീവനക്കാർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് പി പി എഫ്. ഓണ്‍ലൈനായും പി പി എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിൽ ലോഗ് ഇന്‍ ചെയ്ത് പി പി എഫ് അക്കൗണ്ട് ആരംഭിക്കുവാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇനി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനി അടക്കമുള്ള എല്ലാ വിശദാംശങ്ങളും നല്‍കുക. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പിപിഎഫ് അക്കൗണ്ട് തുറക്കപ്പെടും. തുടർന്ന് നിങ്ങള്‍ക്ക് നിക്ഷേപം നടത്താൻ സാധിക്കും. PPF Withdrawal പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കുന്നത് എങ്ങനെ? പണം ഭാഗികമായി പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ Bipin Rawat സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിക്കവെ തകർന്നുവീണ Mi-17V5 ഹെലികോപ്റ്ററിനെക്കുറിച്ച് അറിയേണ്ടതെല്ലാം Explained പ്രതിരോധമേഖലയിലും ‘മെയ്ക്ക് ഇൻ ഇന്ത്യ’; സൈന്യത്തിന് കരുത്തേകാൻ ഇന്ത്യയിൽ നിർമിക്കുന്ന AK-203 റൈഫിളിന്റെ പ്രത്യേകതകൾ Explained നിലവിലെ കൊവിഡ് വാക്‌സിനുകൾ ഒമൈക്രോണിനെതിരെ ഫലപ്രദമാണോ? മുന്നറിയിപ്പുമായി മൊഡേണ; പുതിയ വാക്‌സിൻ എന്ന് എത്തും? Tyre and Safety| സുരക്ഷിതമായ യാത്ര വേണോ? വാഹനങ്ങളുടെ ടയറുകൾക്കും പ്രധാന പങ്ക്; കേരള പൊലീസ് പറയുന്നത് UAN Aadhaar Linking യുഎഎന്നും ആധാറും ഇന്ന് ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കില്ല; എങ്ങനെ ലിങ്ക് ചെയ്യാം? Parag Agrawal ആരാണ് പരാഗ് അഗ്രവാള്‍? ഐഐടി ബോംബെയിൽ നിന്ന് ട്വിറ്റർ സിഇഒ സ്ഥാനത്തേയ്ക്ക് Explained എന്താണ് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍? പൊതു ക്രിപ്റ്റോകറന്‍സിയില്‍ നിന്ന് അവയ്ക്കുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? Explained ഒരു മികച്ച ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകൾ എന്തൊക്കെ? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Winter and Nightmare തണുപ്പുകാലത്ത് പേടിസ്വപ്നം കണ്ട് ഞെട്ടിയുണരാറുണ്ടോ? തണുപ്പുകാലവും പേടിസ്വപ്നവും തമ്മിലെന്ത്? Climate Change| ആൽബട്രോസ് ഇണകൾ വേർപിരിയുന്നു; കാരണം കാലാവസ്ഥാ വ്യതിയാന‍ം CDS Bipin Rawat നഷ്ടമായത് രാജ്യത്തിന്റെ വിലപ്പെട്ട ജീവൻ; സംയുക്ത സേനാ മേധാവിക്ക് അനുശോചനം അറിയിച്ച് മലയാളം സിനിമ Gen Bipin Rawat Chopper Crash രാജ്യത്തെ നടുക്കിയ നീലഗിരിയിലെ ആകാശ ദുരന്തം; 10 പ്രധാന വിവരങ്ങൾ Rohit Sharma ഏകദിനത്തിലും ഇനി 'രോഹിത് യുഗം വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ Gen Bipin Rawat Chopper Crash രാജ്യത്തിന് നഷ്ടമായത് ധീര പുത്രനെ: രാഷ്ട്രപതി റാവത്തിന്‍റെ സൈനികതന്ത്രങ്ങൾ സേനയ്ക്ക് കരുത്തായിരുന്നു പ്രധാനമന്ത്രി Jai Bhim 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാതെ യുണൈറ്റഡിലേക്ക് പോയതെന്ത്; വെളിപ്പെടുത്തലുമായി യുവന്റസ് ഡയറക്ടർ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ മികച്ച രീതിയിൽ പെരുമാറിയെന്നും അത് തന്റെ മുൻ ക്ലബ്ബിലേക്കുള്ള റൊണാൾഡോയുടെ തിരിച്ചു പോക്കിൽ പ്രധാനമായെന്നും യുവന്റസ് ഡയറക്ടറായ ഫെഡറിക്കോ ചെറുബിനി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ അടുത്ത ദിവസം ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിച്ച് ക്ലബ്ബിനൊപ്പമുള്ള രണ്ടാം സ്പെല്ലിലെ അരങ്ങേറ്റ കുറിക്കാൻ തയ്യാറെടുക്കവെയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ യുവന്റസിന്റെ ഡയറക്ടർ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് വിടാൻ തീരുമാനിച്ച റൊണാൾഡോ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നതിനോട് അടുത്തെത്തിയിരുന്നു‌. താരം സിറ്റിയിൽ ചേരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കവെയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപ്രതീക്ഷിത ഇടപെടലുണ്ടാവുന്നതും റെഡ് ഡെവിൾസ് തങ്ങളുടെ മുൻ താരത്തെ റാഞ്ചുന്നതും. ഫുട്ബോൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്നതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ നീക്കം. റോണോയെ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞത് താരത്തിനായുള്ള ചർച്ചകളിൽ വളരെ ഉചിതമായി പെരുമാറാൻ അവർക്ക് കഴിഞ്ഞതു കൊണ്ടു കൂടിയാണെന്നാണ് ഇപ്പോൾ ചെറുബിനി പറയുന്നത്. "മാഞ്ചസ്റ്റർ യുണൈറ്റഡ് പാരമ്പര്യമുള്ള ഒരു ക്ലബ്ബ് പോലെ വ്യത്യസ്തമായി പെരുമാറി (റൊണാൾഡോയുടെ ട്രാൻസ്ഫർ കാര്യത്തിൽ റൊണാൾഡോ ഞങ്ങളോട് സംസാരിച്ച രീതി വെച്ച് ഇതിന് (താരത്തിന്റെ ട്രാൻസ്ഫർ) മറ്റൊരു അന്ത്യം ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ റൊണാൾഡോയെ ബഹുമാനിക്കുന്നു. എന്നാൽ ഞാൻ ഞങ്ങളുടെ പ്രസിഡന്റിന്റെ അതേ അഭിപ്രായം തന്നെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു, യുവന്റസിന്റെ ചരിത്രം സൃഷ്ടിക്കപ്പെട്ടത് മഹത്തായ ചാമ്പ്യന്മാരാലും, പരിശീലകരാലും, ഡയറക്ടർമാരാലുമാണ്. എന്നാൽ ക്ലബ്ബ് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി നിലകൊള്ളുന്നു ടുട്ടോസ്പോർടിനോട് സംസാരിക്കവെ ചെറുബിനി പറഞ്ഞു നിർത്തി. അതേ സമയം 2018 ൽ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് സീസണുകളിൽ അവർക്കായി കളിച്ചതിന് ശേഷമാണ് ഇക്കുറി ക്ലബ്ബ് വിട്ടത്. യുവന്റസിൽ നിന്ന് തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിക്കഴിഞ്ഞ താരം നാളെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിച്ച് ഓൾഡ് ട്രാഫോഡിലെ തന്റെ രണ്ടാം സ്പെല്ലിന് തുടക്കം കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനായുള്ള കാത്തിരിപ്പിലാണ്‌ ഇപ്പോൾ താരത്തിന്റെ ആരാധകർ. ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന്‌ കരുതി അരനൂറ്റാണ്ടിലേറെ പരണത്തുവച്ച ഒന്നാണ്‌ ഇപ്പോൾ യാഥാർഥ്യമാകുന്ന കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌. സുപ്രീംകോടതിവരെ നീണ്ട നിയമവ്യവഹാരവും വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുമൊക്കെ മറികടന്നാണ്‌ കെഎഎസ്‌ ട്രാക്കിലായത്‌. ‘നടപ്പാക്കാൻ കഴിയുന്നതേ പറയൂ. പറയുന്നത്‌ നടപ്പാക്കും’ എന്നത്‌ ഇക്കാര്യത്തിലും അന്വർഥം. ആർക്കും ചരിത്രമെഴുതാം. പക്ഷേ, ചരിത്രം സൃഷ്‌ടിക്കുകയെന്നതാണ്‌ മുഖ്യം. എൽഡിഎഫ്‌ സർക്കാരിന്റെ അത്തരമൊരു ചരിത്രസൃഷ്‌ടിയാണ്‌ കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന കെഎഎസ്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ ഏറെ ശ്രദ്ധയാകർഷിച്ച പ്രഖ്യാപനങ്ങളിലൊന്നാണ്‌ കെഎഎസ്‌. നിസ്സംശയം പറയാം. സർക്കാർ അധികാരമേറ്റയുടനെ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ഇക്കാര്യം ആവർത്തിച്ചു. തൊട്ടാൽ പൊള്ളുന്ന ഈ വിഷയം പ്രഖ്യാപനത്തിൽ ഒതുങ്ങുമെന്നാണ്‌ പലരും കണക്കുകൂട്ടിയത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർന്ന്‌ കൈക്കൊണ്ട ഓരോ നടപടിയും ഈ ധാരണയെ കാറ്റിൽപ്പറത്തി. സർവീസ്‌ സംഘടനകളുമായി നിരന്തര ചർച്ച. ജീവനക്കാരുടെ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും പരിഹരിക്കാൻ മുഖ്യമന്ത്രി സെൻട്രൽ സ്‌റ്റേഡിയത്തിൽ അവരുടെ യോഗം വിളിച്ച്‌ നേരിട്ട്‌ സംസാരിച്ചു. നിയമക്കുരുക്കുകൾ ഒന്നൊന്നായി അഴിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ വാദമുഖങ്ങൾ നിരത്തി. കെഎഎസിനെതിരായ ഇരുനൂറിലേറെ കേസിലാണ്‌ സർക്കാർ നിയമയുദ്ധം നേരിട്ടത്‌. സംവരണ വിഷയത്തിൽ മുന്നാക്ക, പിന്നാക്ക സമുദായ ഭേദമില്ലാതെ കേസുകൾ. സർക്കാരിനെ പിന്തിരിപ്പിക്കാൻ കുത്തിത്തിരിപ്പുമായി രാഷ്‌ട്രീയകേന്ദ്രങ്ങളും അണിയറയിൽ ചരടുവലിച്ചു. ഏത്‌ പുതിയ പദ്ധതി പ്രഖ്യാപിച്ചാലും എതിർക്കുകയെന്നത്‌ മുഖമുദ്രയാക്കിയവരെല്ലാം കൈകോർത്തു. ഒരേ ലക്ഷ്യത്തോടെ പല ലോബികളും നടത്തിയ കരുനീക്കങ്ങളെയെല്ലാം അതിജീവിക്കാൻ സർക്കാരിനായി. ഒരുപക്ഷേ, എൽഡിഎഫ്‌ സർക്കാരിന്റെ സ്ഥാനത്ത്‌ മറ്റൊരു സംവിധാനമായിരുന്നെങ്കിൽ കെഎഎസ്‌ എന്നത്‌ വിദൂരതയിൽത്തന്നെ നിൽക്കുമായിരുന്നു. ഭരണനിർവഹണത്തിൽ കാതലായ മാറ്റം ലക്ഷ്യമിട്ടാണ്‌ സ്‌റ്റേറ്റ്‌ സിവിൽ സർവീസ്‌ കേഡർ രൂപീകരിക്കണമെന്ന ആശയം ഉടലെടുത്തത്‌. 1997ൽ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ അധ്യക്ഷനും മുൻമന്ത്രി വി ജെ തങ്കപ്പൻ ഉപാധ്യക്ഷനുമായ ഭരണപരിഷ്‌കാര കമീഷന്റെ പ്രധാന ശുപാർശയാണിത്‌. ഈ നിർദേശം മുന്നോട്ടുവച്ച സമയത്തുതന്നെ എതിർപ്പുയർന്നു. ഇക്കാരണത്താൽത്തന്നെ അന്ന്‌ മറ്റു നടപടികളിലേക്ക്‌ കടന്നില്ല. 2016ൽ എൽഡിഎഫ്‌ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയപ്പോഴും നടക്കാത്ത സ്വപ്‌നം എന്നായിരുന്നു യുഡിഎഫ്‌ പരിഹാസം. കെഎഎസിനെ തടയാൻ തക്കം പാർത്തിരുന്നവരെല്ലാം ഇപ്പോൾ ശരിക്കും അന്ധാളിപ്പിലാണ്‌. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇത്രയേറെ കേസുകൾ നേരിട്ട അപൂർവം അനുഭവങ്ങളേ സർവീസ്‌ രംഗത്ത്‌ കാണാൻ കഴിയൂ. രണ്ട്‌, മൂന്ന്‌ സ്‌ട്രീമുകളിൽ സംവരണം വേണമെന്ന്‌ ഒരുവശത്തും പാടില്ലെന്ന്‌ മറുവശത്തും വാദമുയർന്നു. പക്ഷേ, അതിനെയെല്ലാം സർക്കാർ തികഞ്ഞ ജാഗരൂകമായാണ്‌ കണ്ടത്. സംവരണകാര്യത്തിൽ ഒരു ആശയക്കുഴപ്പത്തിനും ഇടനൽകാതെയുള്ള സർക്കാരിന്റെ വാദമുഖങ്ങൾ ഹൈക്കോടതി സിംഗിൾ ബഞ്ച്‌മുതൽ സുപ്രീംകോടതിവരെ അംഗീകരിച്ചു. കേസു കെട്ടുമായി രംഗത്തിറങ്ങിയവർക്കും പിന്തുണച്ച ലോബികൾക്കും തുടരെ തിരിച്ചടികളാണ്‌ കിട്ടിയത്‌. സുപ്രീംകോടതിയിൽ ഇപ്പോഴും കേസുകൾ തീരാൻ ബാക്കിയാണ്‌. സർക്കാരിന്റെയും പിഎസ്‌സിയുടെയും അഞ്ചു വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലംകൂടിയാണ്‌ കെഎഎസ്‌ എന്ന സ്വപ്‌ന സാക്ഷാൽക്കാരം. പ്രതിബന്ധം എത്ര ശക്തമാണെങ്കിലും ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകാനുള്ള മുഖ്യമന്ത്രിയുടെ പിന്തുണ പിഎസ്‌സിക്കും കരുത്തേകി. 2019ൽ വിജ്ഞാപനം പുറത്തിറങ്ങിയതുമുതൽ റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ പിഎസ്‌സി കരുതലോടെയാണ്‌ നടപടികളെടുത്തത്‌. സർവീസ്‌ രംഗത്തെ നാഴികക്കല്ല്‌ എന്ന നിലയിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കെഎഎസിനെ സമീപിച്ചത്. വെള്ളിയാഴ്‌ച റാങ്ക്‌ പട്ടിക പ്രസിദ്ധീകരിച്ചത്‌ ആ ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്‌. കേരളത്തിന്‌ സ്വന്തം സിവിൽ സർവീസ്‌ കേഡർ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിക്കുക മാത്രമായിരുന്നില്ല. അനന്തര ഘട്ടങ്ങളിലെല്ലാം സൂക്ഷ്‌മതയോടെ അദ്ദേഹം നേതൃത്വം നൽകി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‌ പിന്നാലെ അഡീഷണൽ ചീഫ്‌ സെക്രട്ടറി തലത്തിൽ കമീഷൻ നിലവിൽ വന്നു. 2017ൽ കെഎഎസ് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. തസ്‌തികമാറ്റ നിയമനങ്ങൾക്ക്‌ സംവരണം ബാധകമാക്കുക എന്നതായിരുന്നു കീറാമുട്ടിയായത്‌. ചട്ടത്തിൽ ഭേദഗതി വരുത്തി അത്‌ പരിഹരിച്ചതോടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ വഴിയൊരുങ്ങി. കോൾഡ്‌ സ്‌റ്റോറേജിൽ തള്ളിപ്പോകുമായിരുന്ന ഭരണപരിഷ്‌കാര കമീഷന്റെ ശുപാർശയാണ്‌ കാൽനൂറ്റാണ്ടിനുശേഷം യാഥാർഥ്യമാകുന്നത്‌. കേരളത്തിലെ ഭരണനിർവഹണരംഗത്ത്‌ കാതലായ പൊളിച്ചെഴുത്ത്‌ ആസന്നമായെന്ന്‌ നിസ്സംശയം പറയാം. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. എല്‍ഐസി വില്‍പ്പന
: പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം ഉപതെരഞ്ഞെടുപ്പ്‌: രാജാക്കാട് 82 ശതമാനം പോളിങ്‌, ഇടമലക്കുടിയിൽ 69 സമസ്തയെ പിളർത്താനുള്ള ലീഗ് ശ്രമം വിജയിക്കില്ല: ഐ എൻ എൽ മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പ്‌: 27 ശതമാനം ഒബിസി സംവരണത്തിന്‌ സ്‌റ്റേ ഇതുവരെ നൽകിയത്‌ 4000 ഗാർഹിക പൈപ്പ് കണക്‌ഷൻ കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു ലീഗടുക്കളയിൽ ചുട്ടെടുക്കുന്ന ഇടതുവിരുദ്ധ കള്ളക്കഥകൾ; കാസിം ഇരിക്കൂർ എഴുതുന്നു മുഴുവൻ കോളേജുകളിലും 10 ശതമാനം സാമ്പത്തിക സംവരണം കെഎഎസ്‌ പ്രാഥമികപരീക്ഷ മൂല്യനിർണയം അടുത്തമാസം ആദ്യം തുടങ്ങും കെഎഎസ്‌ പ്രിലിമിനറി അരികെ; ശുഭാപ്തിവിശ്വാസത്തോടെ പരീക്ഷയെഴുതാം കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ ജൈവകൃഷിമുതൽ നിർമിതബുദ്ധിവരെ എല്‍ഡിഎഫ് സര്‍ക്കാരും സംവരണ നയവും പുത്തലത്ത് ദിനേശന്‍ എഴുതുന്നു കുനൂർ ഹെലികോപ്‌റ്റർ അപകടം: കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും ഹെലികോപ്‌റ്റർ അപകടം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്‌ അടക്കം 13 പേർ കൊല്ലപ്പെട്ടു വിടവാങ്ങിയത്‌ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി കുനൂർ ഹെലികോപ്‌റ്റർ അപകടം: വില്ലനായത്‌ മോശം കാലാവസ്ഥയെന്ന്‌ സൂചന രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്ക് വലിയ നഷ്‌ടമെന്ന് മുഖ്യമന്ത്രി ബിപിൻ റാവത്ത്‌ വിശിഷ്ടനായ സൈനികനും യഥാർഥ രാജ്യസ്നേഹിയും: പ്രധാനമന്ത്രി അതിഥി തൊഴിലാളികളുടെ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ അഞ്ച്‌ ലക്ഷത്തിൽപരം പേർ: മന്ത്രി ജില്ലാ പഞ്ചായത്തുകളില്‍ മിന്നുന്ന മുന്നേറ്റം; ജനമനസ്സ് ഇടതിനൊപ്പം തന്നെ സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എം.മുകുന്ദൻ 1974'ൽ എഴുതിയ നോവലാണ്. പരന്ത്രീസ് അധിനതയിൽ നിന്നും ദാസൻ എന്ന യുവാവും കൂട്ടരും എങ്ങനെ മയ്യഴി എന്ന പ്രദേശം രക്ഷിക്കുന്നത് എന്നത് മാത്രമാണ് ഈ നോവലിന്റെ ചെറുവിവരണമെങ്കിൽ ആ വിവരം ഒരപവാദമാണ്. ഈ നോവൽ രാഷ്ട്രീയ-സാമൂഹിക-മനോഭാവങ്ങൾ മൂന്നു തലമുറകളിലൂടെ കാണിക്കുന്ന ഒരു കഥയും കൂടിയാണ്. നോവൽ വിഷാദം എന്ന ഭാവത്തെ കഥ തീരും വരെയും കൊണ്ടുനടക്കുന്നുവെന്നതിൽ സംശയമില്ല. നോവൽ തുടങ്ങി 30-40 പേജ് കടക്കുമ്പോയേക്കും 4-5 മരണങ്ങൾക്കു വായകൻ സാക്ഷ്യം വഹിക്കുന്നതു അതിന്റെ പ്രതീകമാണ്. എന്നാൽ മരണമല്ല ഈ വിഷാദത്തിന്നു കാരണം. എല്ലാത്തിനും ഒരു ബന്ധമുണ്ട്: മയ്യഴി. ഈ വായനയാത്രയിലൂടെ എല്ലാ കഥാപാത്രങ്ങളും സുപരിചിതരാകുന്നു. കുറുമ്പിയമ്മയും(ദാസന്റെ അച്ഛമ്മ) കുഞ്ചകനും(വിലക്ക് കൊളുതുണയാൾ) തമ്മിൽ എത്രെ ബന്ധമുണ്ടോ, അത്രേ തന്നെ നമ്മുക്ക് ഓരോ കഥാപാത്രത്തോടുമുണ്ട്, ചിലപ്പോൾ അതിലേറെ. അപ്പോൾ ആ മരണങ്ങൾ പ്രധാനമാകുന്നു, ദുഃഖമേറിയതാകുന്നു. കഥാപാത്രങ്ങൾ ഉള്ളിൽ ചെല്ലും വിധമുള്ള കഥാരചനയാണിതു. നോവൽ ഞാന്‍ 6½ ദിവസം കൊണ്ട് വായിച്ചുതീർത്തു. അവസാനത്തെ പേജ് തീർത്തപ്പോൾ നോവൽ എന്റെ കയ്യിൽ പിടിവിടാതെ സ്തംഭിച്ചു നിന്നു. 20 നിമിഷങ്ങൾക്കു ശേഷമാണു ഗാത്രസംയമനം ലഭിച്ചത്. വേറെ 20 മിനിറ്റിനു ശേഷം പൂർണ്ണ ചിന്താവസ്ഥയും. ഇന്ദ്രിയങ്ങൾ വിശ്രമത്തിനു പോയത് പോലെയുണ്ടായിരുന്നു. വിഷാദമാണോ അല്ലെങ്കിൽ കഥാസംഭവങ്ങൾ വായിച്ചുള്ള മതെന്താണോവെന്നറിയില്ല. കഥയിൽ വായനക്കാരനുള്ള പ്രതിപത്തി എന്നല്ലാതെ എന്തു പറയാൻ. എന്നാൽ ഈ കഥയ്ക്കും ചില പിശകുകൾ വന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിൽ ഏതവും വിലയേറിയതാവാം ഈ നോവലിന്റെ നാമവ്യവസ്ഥ. കുറെ നല്ല പേരുകളുണ്ട്, ദാസൻ, ദാമു, ഉത്തമൻ, അങ്ങനെ, അനുയോജ്യമായവ. എന്നാൽ വളരെ അധികം പുനരാവൃത്തി പേരുകളിൽ കാണുവാൻ സാധിക്കും: തെങ്ങുകയറുന്ന കേളുവച്ചനും വണ്ടിക്കാരൻ കേളുവും കേളുമാസ്റ്ററും തമ്മിലുള്ള സാമ്യം, സ്വാതന്ത്രസമരസേനാനിയായ കണാരനും ബാന്റുകാരൻ കണാരിയും തമ്മിലുള്ള സാമ്യം, വാസൂട്ടിയുടെ പെങ്ങൾ സൗമിനിയും സെക്രത്തേരിന്റെ ഭാര്യ സൗമിനിയമ്മയും തമ്മിലുള്ള സാമ്യം, മലയൻ ഉത്തമനും ചന്ദ്രികയെ അവസാനം തെരയുന്ന ഉത്തമനും തമ്മിലുള്ള സാമ്യം, അങ്ങനെ അനവധി സാമ്യങ്ങൾ. ഇതിനൊരു കാരണം തരാത്ത സ്ഥിതിക്കു ഇതിനെ ഒന്നെങ്കിൽ ആശയമില്ലായ്മ ആയി കാണാം, അല്ലെങ്കിൽ അതിനെ യാദൃച്ഛികമായി കാണാം, കുറെ കഥാപാത്രങ്ങൾ ഇല്ലേ കഥയിൽ? പല കാര്യങ്ങൾ വിശദികരിച്ചുവോ എന്ന് എന്നിക്കു സംശയമുണ്ട്. അച്ചു എങ്ങനെ നന്നായിവെന്നു നമ്മൾക്കറിയില്ല. അയാളുടെ സംസാരശൈലി എങ്ങനെ മാറിയെന്നു അറിയില്ല. ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണമെങ്കിൽ പഴയ അച്ചു എന്തിനു അത് തന്റെ രിതിയിൽ ചെയ്‌തില്ല? ഇത് മാറ്റിവെയ്ക്കുകയാണെങ്കിൽ വേറൊരു ചോദ്യമുണ്ട്, ദാസൻ എങ്ങനെ സ്വാതന്ത്രസമരാശയങ്ങളിലേക്കു തിരിഞ്ഞു? സ്കൂളിൽ പോയിരുന്ന കാലത്തു സ്വന്തം കുടുംബത്തെ കരംകയത്തിക്കാൻ ആഗ്രഹിച്ച ബാലനു എപ്പോഴാണ് ജീവിതോദ്ദേശ്യം മാറിയത്? ഇനിയുള്ളത് കണാരന്റെ കാര്യമാണ്. മയ്യഴിക്കു സ്വാതന്തര്യം ലഭിച്ചതിൽ പിന്നെ നമ്മൾ കണാരനെ ഒരികിൽ കൂടിയെ കാണുന്നുള്ളൂ, ദാസനെ മൂപ്പൻസായ്‌വിന്റെ ബംഗ്ലാവിൽ വെച്ച് കാണുമ്പോൾ. എന്നാൽ ദാസൻ അപ്പോളും പഴയ കണാരേട്ടൻ എന്ന് വിശേഷിപ്പിക്കുന്ന ആൾ പിന്നെ ജോലി നോക്കാതെ പെണ്ണും പോയി ജീവിതത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന ദാസന്റെ കൂടെനടക്കുന്നത് നാം കാണുന്നില്ല. മയ്യഴിയെ ഭരിക്കുന്ന നേതാവാണെങ്കിൽ പോലും, ദാസനു അയാൾ ചോദിച്ച അധ്യാപക ജോലി തരപ്പെടുത്താമെന്നു പറന്നിട്ടുണ്ടെങ്കിലും, പണ്ട് സഹനേതാവിൽ ഇത്ര ഉത്കണ്ഠ കാണിച്ച അയാളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു. ആ ഉദ്യോഗത്തിനു എന്ത് പറ്റിയെന്നു നിശ്ചയമില്ല. ദാസന് ജീവിതം മടുത്തു ഉപേക്ഷിച്ചതാവാം. അവസാനമായി എന്തുകൊണ്ടാണ് ദാസന്റെ അച്ഛമ്മയും അനിയത്തിയും അയാളോട് പിന്നീടൊന്നും അധികം സംവാദിക്കാത്തതെന്നും അറിയില്ല. ഇങ്ങനെ ചോദ്യങ്ങൾ ബാക്കി. പരന്ത്രീസുകാര്‍ക്കു എതിരെയുള്ള മയ്യഴിയുടെ സ്വാതന്തര്യസമരം വളരെ ചിതാകർഷമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും ഒരു ഗ്രാമത്തിലെ അംഗങ്ങൾ പോലെ തന്നെ സുപരിചിതരാകുന്നു, മയ്യഴിയിൽ നാമും ജീവിക്കുന്ന തരം അനുഭൂതി. നോവലിലെ ഭാഷ അതിമനോഹരമാണ്. മയ്യഴിയിലെ തരം പ്രാദേശികഭാഷ ഹൃദയത്തിൽ സാമ്യതയുടെ നിറവും ധാരണയുടെ അതിപ്രസരിപ്പും വിതയ്ക്കുന്നു. വിഷാദത്തെ പശ്ചാത്തലമാക്കി സ്വാതന്ത്യസമരം കഴിഞ്ഞ് മയ്യഴി സ്വതന്ത്യമാകുമ്പോൾ പോലും ആ ക്ലേശത്തെ അവസാന വാക്കുകൾ വരെ ലേഖകൻ കൊണ്ടുപോകുന്നു. പേരുകളിൽ കുറെ സാമ്യങ്ങൾ കാണുവാൻ സാധിക്കും. പല ചോദ്യങ്ങൾ അവസാനത്തിൽ ഇല്ലെങ്കിൽ പോലും അവശേഷിക്കുന്നു, എന്റെ മനസ്സിലെങ്കിലും. വിഷാദഭാവത്തെ തന്റെ കരങ്ങളിലേണ്ടി മുകുന്ദൻ സാർ നമ്മളെ മയ്യഴിപ്പുഴ കടത്തുകയാണ്. മയ്യഴിയെന്ന സ്ഥലത്തിന്റെ ഭംഗിയും കാലക്രമങ്ങളും സംഭവവികാസങ്ങളും കാണിച്ചുകൊണ്ടുതന്നെ ആ വിഷാദത്തിന്റെ തോണി മുന്നോട്ടു നീങ്ങുന്നു. അതിനു ഒരു അനുമോദനയ്ക്കു അർഹതയുണ്ട്. മയ്യഴി സ്വദേശിയായ എം.മുകുന്ദൻ എന്ന എഴുത്തുകാരന്റെ ഒരു മികച്ച കൃതി തന്നെയായിരിക്കും ഇത് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷ ലിപി (ഫിംഗർ സ്പെല്ലിംഗ്) രൂപകല്പന ചെയ്തത്. ലിപിയുടെ പ്രകാശനം മന്ത്രി ശ്രീ. ആർ. ബിന്ദു നിർവഹിച്ചു. ഏകീകൃത ആംഗ്യഭാഷ ലിപി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാപ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചുണ്ടുകളുടെ ചലനം നോക്കിയും കൈകളിൽ എഴുതി കാണിച്ചുമാണ് ശ്രവണ പരിമിതരുമായി ആശയ വിനിമയം നടത്തിയിരുന്നത്. ഇതിലെ പരിമിതി അനുഭവിച്ചറിഞ്ഞ അധ്യാപകരും കുട്ടികളും കൂടി ചേർന്നാണ് ആംഗ്യഭാഷ ലിപി തയ്യാറാക്കിയത്. നിഷിനെ ലോക നിലവാരമുള്ള സ്ഥാപനമാക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. ആൾ കേരള ഡെഫ് അസോസിയേഷന്റെ സഹകരണത്തോടെ നിഷിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെ യും 2014 മുതലുള്ള പരിശ്രമ ത്തിന്റെ വിജയമാണ് ആംഗ്യഭാഷ അക്ഷരമാല മലയാളത്തിലും സാദ്ധ്യമാക്കാനായത്. അതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കി യുവാവ്;വീഡിയോ വൈറലാകുന്നു… RashtraDeepika ഓർമയായത് 'ദൂരദേശത്ത് താമസിച്ച' ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ 'ട്രേഡ് മാർക്കാ'യിരുന്നു കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍ വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന്‌ ആശങ്ക കാസര്‍ഗോഡ് ജില്ലയിലെ എച്ച്‌ഐവി രോഗികളുടെ എണ്ണം കേട്ട് ഞെട്ടരുത് അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നത് മാത്രം 59 എണ്ണം ജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി റാഗിംഗ്; മംഗളൂരുവിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ അതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്‍കി യുവാവ്;വീഡിയോ വൈറലാകുന്നു… രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്. ആരുടെയും നെഞ്ചു തകർക്കുന്ന ചിത്രം ചക്രക്കസേരയിൽ ഭാര്യയുടെ മൃതദേഹവുമായി മണിക്കൂറുകൾ; ഇന്ത്യയിലെ കോവിഡ് ദുരന്ത കാഴ്ചകളിൽ മനസിനെ പൊള്ളിക്കുന്ന ഒന്നായിമാറുന്ന ചിത്രം ആകുലതയോടെ കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍ക്ക് രോഗികളുടെ അവസ്ഥകൾ അറിയാൻ ആശ്രയം മലയാളി നഴ്സുമാർ; അല്‍പം മനുഷ്യത്വത്തോടെ പെരുമാറുന്നത് ഇവര്‍ മാത്രമെന്ന് ഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്‍റെ മുപ്പത്തൊന്പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍ ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. കെ.പി വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന്‌ ആശങ്ക അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ തേപ്പ് എന്ന വാക്ക് സഹിക്കാൻ പറ്റാത്തത്! ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്‍റെ പ്രതികരണം എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ലെന്ന്ഭാവന ഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്‌സിന്‍റെ ബഹുമതി പത്രം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്‍റെയും രത്നമ്മയുടെയും മകനാണ് വിനേഷ് മോൻ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി വിനേഷിന് കൈയിലും കാലിലും ആറ് വിരലുകളാണുള്ളത്. വിരലുകൾ കൂടുതലുള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നുമില്ലെന്ന് വിനേഷ് പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണമായും റെയിൽവേ ട്രാക്കിൽ സംഭവിച്ചത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍… 1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് ഇതു തമാശയല്ല ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന് ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ… ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്‍റെ മുപ്പത്തൊന്പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍ ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. കെ.പി വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന്‌ ആശങ്ക അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് ഓസ്ട്രേലിയൻ പര്യടനം: കോഹ്ലി ഇല്ലാത്ത ഇന്ത്യൻ ടീമിനെ ഈസിയായി തോൽപ്പിക്കാം: മൈക്കിൾ വോഗൻ ഓസ്ട്രേലിയൻ പര്യടനം: കോഹ്ലി ഇല്ലാത്ത ഇന്ത്യൻ ടീമിനെ ഈസിയായി തോൽപ്പിക്കാം: മൈക്കിൾ വോഗൻ കോഹ്ലിയില്ലാത്ത ഇന്ത്യൻ ടീമിനെ ടെസ്റ്റിൽ പരാജയപ്പെടുത്താൻ ഓസ്ട്രേലിയക്ക് അനായാസം സാധിക്കുമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗൻ. ഐപിഎൽ അവസാനിച്ചു, ഇനി ചർച്ച ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തെ കുറിച്ചാണ്. എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്നത്. ഐപിഎൽ കഴിഞ്ഞതിന് പിന്നാലെ ബുധനാഴ്ച്ച രാത്രി തന്നെ മുപ്പതംഗ ഇന്ത്യൻ ടീം ദുബായിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പറന്നു. മൂന്ന് ട്വന്റി-20, മൂന്ന് ഏകദിനം, നാല് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയിലേക്ക് തിരിച്ചു പോകും. ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും. ജനുവരിയിൽ കുഞ്ഞ് ജനിക്കുന്ന സമയത്ത് അനുഷ്കയ്ക്കൊപ്പം ഉണ്ടാകണമെന്ന കോഹ്ലിയുടെ അഭ്യർത്ഥന മാനിച്ചാണ് ബിസിസിഐ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. കോഹ്ലിയില്ലാത്ത ഇന്ത്യൻ ടീമിനെ ടെസ്റ്റിൽ പരാജയപ്പെടുത്താൻ ഓസ്ട്രേലിയക്ക് അനായാസം സാധിക്കുമെന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗൻ. ട്വിറ്ററിലൂടെയാണ് വോഗൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. ആദ്യ കുഞ്ഞിന്റെ ജനന സമയത്ത് കൂടെ ഉണ്ടാകണമെന്ന കോഹ്ലിയുടെ തീരുമാനം ശരിയാണ്. എന്നാൽ ഇതിനർത്ഥം ഓസ്ട്രേലിയ സീരീസ് അനായാസമായി വിജയിക്കും എന്നാണ്. ഇതാണ് വോഗന്റെ ട്വീറ്റ്. കോഹ്ലിയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ആയിരിക്കും ടീമിനെ നയിക്കുക എന്നാണ് കരുതുന്നത്. കോഹ്ലിയുടെ പിന്മാറ്റം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിന് ശേഷം നവംബർ 29, ഡിസംബർ 2 തീയ്യതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങൾ. ഡിസംബർ നാലിനാണ് ആദ്യ ടി-20 മത്സരം നടക്കുക. ഡിസംബർ 6, 8 എന്നിങ്ങനെ അടുത്ത രണ്ട് മത്സരങ്ങളും നടക്കും. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. ഇതിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും. ഓസ്ട്രേലിയൻ പര്യടനം: കോഹ്ലി ഇല്ലാത്ത ഇന്ത്യൻ ടീമിനെ ഈസിയായി തോൽപ്പിക്കാം: മൈക്കിൾ വോഗൻ Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Happy Birthday Suresh Raina ഇന്ന് സുരേഷ് റെയ്‌നയുടെ ജന്മദിനം: ഈ ഇടംകൈയൻ ബാറ്റർ അവിസ്മരണീയമാക്കിയ 5 ഇന്നിങ്‌സുകൾ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Santhosh Trophy സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ IND vs NZ രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് Rahul Chahar എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ വിവാദം Nivin Pauly ശേഖരവര്‍മ്മ രാജാവ് നിവിന്‍ പോളി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് മഴ കഴിഞ്ഞാല്‍ റോഡ് പണി; അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി; മന്ത്രി മുഹമ്മദ് റിയാസ്‌ Mofia മോഫിയയുടെ ആത്മഹത്യ; സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചു; FIR Black Raisins മുടി കൊഴിച്ചിൽ കുറയ്ക്കാം, വിളർച്ചയെ പ്രതിരോധിക്കാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ കേരളത്തിലെ പല സംബോധനാ പദങ്ങളും പിന്നീട് ജാതിപ്പേരായി മാറിവന്നതുപോലെ `ഒരു പദമാണ് തിരുമുൽപ്പാട്. ഇത് മലനാട്ടിലെ പല വിഭാഗങ്ങളിലും മധ്യകാല ലിഖിതങ്ങളിൽ നാമ സംബോധനാ പദമായി കണ്ടുവരുന്നു. അഹ്‌മദ് മുഈനുദ്ദീൻ എഴുതിയ 47 കവിതകളുടെ സമാഹാരം ഇരിക്കാൻ പറയാത്തതിന്റെ കാരണങ്ങൾ'ക്ക് അവതാരിക എഴുതിയിരിക്കുന്നത് കെ ഇ എൻ. പ്രസാദ് കാക്കശേരിയുടെ പഠനം. ഫ്രാങ്ക് ഹ്യൂജെസ് തൊഴിൽ സംബന്ധമയ ജാതകം ഫ്രാങ്ക് ഹ്യൂജെസ് ജനന ജാതകം/ ജനന ചാർട്ട്/ ജാതകം ഫ്രാങ്ക് ഹ്യൂജെസ് തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം നിങ്ങൾ സമാധാനപ്രിയനും സ്ഥിരതയുള്ള ജോലി ആഗ്രഹിക്കുന്ന ആളുമായതിനാൽ, നിങ്ങൾക്ക് തിരക്കു പിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. സാവധാനത്തിലാണെങ്കിലും ഉറപ്പായും ഉന്നതി ലഭിക്കുന്ന ബാങ്ക്, സർക്കാർ ജോലി, ഇൻഷ്വറൻസ് കമ്പനി എന്നീ മേഖലകളിലുള്ള ജോലി തേടുക. ഈ നീണ്ട ഓട്ടത്തിൽ നിങ്ങൾ മെച്ചപ്പെട്ടതാവുക മാത്രമല്ല, നിങ്ങൾക്ക് അത് കാണുവാനുള്ള ക്ഷമയും മനോഭാവവുമുണ്ട്. ചിട്ടപ്പടിയും വിശദീകരണങ്ങൾ ശ്രദ്ധിക്കുന്നതും ആയതു കൊണ്ട്, സിവിൽ-സർവ്വീസിനു പ്രദാനം ചെയ്യുവാൻ കഴിയുന്ന വിധതരത്തിലുള്ള ജോലികൾക്ക് നിങ്ങൾ അനുയോജ്യനാണ്. ബാങ്കിംഗ് മേഖലയിലും, പലവിധത്തിൽ, പാണ്ഡിത്യമേറിയ ജോലിക്ക് ആവശ്യമായ കഠിനപ്രയത്നം എന്ന ഗുണം നിങ്ങൾക്കുള്ളതിനാൽ അവിടേയും നിങ്ങൾ നല്ല പ്രകടനം കാഴ്ച്ചവയ്ക്കും. വിജയിക്കുവാൻ വിട്ടുവീഴ്ച്ചയില്ലാത്ത സ്ഥിരത ആശ്രയിച്ചിരിക്കുന്ന വ്യവസായത്തിലും, നിങ്ങൾ സന്തോഷവാനായിരിക്കും, നിരൂപണങ്ങളിലൂടെ പരിശ്രമിച്ചു വഴികണ്ടെത്തുന്ന ആളുകൾ ചെയ്യാവുന്ന എല്ല തസ്തികകളും നിങ്ങൾക്ക് പിടിയിലാക്കാവുന്നതാണ്. നിങ്ങൾക്ക് മികച്ച സിനിമാ സംവിധായകനാകാം. എന്നാൽ, നിങ്ങൾ അഭിനേതാകുവാൻ ശ്രമിക്കരുത് കാരണം അത് നിങ്ങളുടെ ചിത്തവൃത്തിയുമായി യോജിക്കുന്നില്ല. നിങ്ങളുടെ സാമ്പത്തികാവസ്ഥ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാകും. നിങ്ങൾക്ക് ധാരാളം ഭാഗ്യമുണ്ടാകും അതിനെ പിന്തുടർന്ന് അതേ അളവിൽ തന്നെ കാര്യങ്ങളൊന്നും തന്നെ ശരിയായി പോകാത്തവിധം നിർഭാഗ്യവും ഉണ്ടാകും. ഏതുതരത്തിലുമുള്ള ഊഹകച്ചവടവും ചൂതാട്ടവും നിങ്ങൾ ഒഴിവാക്കണം കൂടാതെ ധാരാളിത്തം കാണിക്കുവാനുള്ള നിങ്ങളുടെ പ്രേരണ നിയന്ത്രിക്കുക. സാമ്പത്തികമായ കാര്യത്തിൽ നിങ്ങൾക്ക് വിചിത്രവും അസ്ഥിരവുമായ സാഹചര്യങ്ങൾ ഉണ്ടാകാം. തട്ടിയും മുട്ടിയും നിങ്ങൾ പണം ഉണ്ടാകും എന്നാൽ അത് നിലനിർത്തുവാനുള്ള സാധ്യതയില്ല. ഈ തലമുറയ്ക്ക് അധീനമായ ആശയങ്ങളായിരിക്കും നിങ്ങൾക്കുള്ളത്, നിങ്ങൾ അതിൽ ജീവിക്കുകയും ചെയ്യും. ഊഹക്കച്ചവടത്തിൽ ഏർപ്പെടുവാനുള്ള പ്രവണത നിങ്ങൾക്കുണ്ട്, എന്നാൽ ഒരു തത്വമെന്ന നിലയിൽ, പരാജയങ്ങൾ മാറ്റിനിറുത്തുവാൻ നിങ്ങൾക്ക് നിശ്ചയിക്കാം. ഇലക്ട്രിക് കണ്ടുപിടുത്തങ്ങൾ, വയർലസ്സ്, റേഡിയോ, ടി.വി, സിനിമ കൂടാതെ അസാധാരണമായ കെട്ടിടങ്ങൾ അല്ലെങ്കിൽ നിർമ്മാണ പ്രവർത്തികൾ കൂടാതെ സാഹിത്യം അല്ലെങ്കിൽ ഉന്നത സാങ്കല്പിക സൃഷ്ടികൾ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങളുടെ നൂതന ആശയങ്ങൾക്ക് മികച്ച അവസരങ്ങൾ ഉണ്ട്. ശിവഗിരി തീർഥാടനത്തിന് ഒരുക്കം തുടങ്ങി; തീർഥാടകരുടെ എണ്ണം കുറയ്ക്കും; കർശന കോവിഡ് മാനദണ്ഡങ്ങൾ Newsthen l The news interactive ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്; നിരീക്ഷണത്തില്‍ ശിവഗിരി തീർഥാടനത്തിന് ഒരുക്കം തുടങ്ങി; തീർഥാടകരുടെ എണ്ണം കുറയ്ക്കും; കർശന കോവിഡ് മാനദണ്ഡങ്ങൾ 88-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇക്കുറി തീർഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തിൽ താഴെ തീർഥാടകർക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വിർച്വൽ തീർഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീർഥാടനം നടത്തുകയെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മഠം അധികൃതർ അറിയിച്ചു. മുൻകാലങ്ങളിൽ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബർ 25 മുതൽ ശിവഗിരി ടിവിയിലൂടെ ഓൺലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീർഥാടകർ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീർഥാടകർക്കു ശിവഗിരിയിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. ശിവഗിരിയിലേക്കു വരുന്ന തീർഥാടകർ മുൻകാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് വി.ആർ. വിനോദ് പറഞ്ഞു. ആയിരം പേരിൽ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകൾ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികൾ നടത്തുകയാണെങ്കിൽ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തിൽ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങൾ സംബന്ധിച്ച് മഠം അധികൃതർ തീർഥാടകർക്കു പ്രത്യേക അറിയിപ്പു നൽകണം. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പതിവ് സ്പെഷ്യൽ ബസ്, ട്രെയിൻ സർവീസുകൾ എന്നിവ ഇത്തവണ ഉണ്ടാകില്ല. തീർഥാടകരായെത്തുന്ന മുഴുവൻ ആളുകൾക്കും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം. ഇതിനായി സാനിറ്റൈസർ, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെർമൽ സ്‌കാനറുകൾ തുടങ്ങിയവ ഒരുക്കണം. കൈകൾ വൃത്തിയാക്കുന്നതിന് മഠത്തിന്റെയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. വർക്കല താലൂക്ക് ആശുപത്രിയിൽ തീർഥാടകർക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. തീർഥാടനത്തിനു മുന്നോടിയായി കുളിക്കടവുകൾ അടക്കമുള്ള സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. വർക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയാറെടുപ്പുകൾ നടത്തണം. തീർഥാടകരുടെ ആവശ്യത്തിനായി താത്കാലിക ശുചിമുറികൾ സജ്ജമാക്കുന്നതിനും വർക്കല മുനിസിപ്പാലിറ്റി അധികൃതർക്കു നിർദേശം നൽകി. തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയിൽ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിർദേശം നൽകി. Next Next post: മാധ്യമപ്രവര്‍ത്തകയെയും ഡ്രൈവറെയും വെടിവെച്ചുകൊന്നു സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… Monson Mavunkal| മോൻസന്റെ തട്ടിപ്പുകൾ; അന്വേഷണ പുരോഗതി റിപ്പോർട്ട്‌ ഇന്ന് ഹൈക്കോടതിക്ക് കൈമാറും തട്ടിപ്പ് സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ്‌ ബെഹ്‌റ, ഡിജിപി മനോജ്‌ എബ്രഹാം എന്നിവർ എഴുതി എന്ന് അവകാശപ്പെടുന്ന കത്തുകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചി: മോൻസൺ മാവുങ്കലിന്റെ Monson mavunkal) പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ സർക്കാർ ഇന്ന് ഹൈക്കോടതിക്ക് (HIGHCOURT) കൈമാറും. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും ഐജി ലക്ഷ്മണിന് എതിരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിക്കും. തട്ടിപ്പ് സംബന്ധിച്ചു അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോകനാഥ്‌ ബെഹ്‌റ, ഡിജിപി മനോജ്‌ എബ്രഹാം എന്നിവർ എഴുതി എന്ന് അവകാശപ്പെടുന്ന കത്തുകൾ ഹാജരാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശസംഘടനകളുമായി കേസിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സത്യം പുറത്തുവരണം എന്നും കോടതി വ്യക്തമാക്കിയിരുന്നു. മോൻസന്റെ മുൻ ഡ്രൈവർ അജി പൊലീസ് പീഡനം ആരോപിച്ചു നൽകിയ ഹർജി പരിഗണിച്ചപ്പോൾ ആയിരുന്നു തട്ടിപ്പിലെ ഉന്നത ഇടപെടലുകളിൽ കോടതി ചില സംശയങ്ങൾ ഉന്നയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ ഐ ജി ലക്ഷ്മണിനെ ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലുമായി ഐ ജി ലക്ഷ്മണിന് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടത്തിയിരുന്നു. ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ഐജിക്കെതിരെ വനിത എംപിയുടെ പരാതിയും സർക്കാരിന് ലഭിച്ചിരുന്നു. ആന്ധ്രയിലെ ഒരു വനിത എംപിയാണ് ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയത്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണ്. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വിൽപ്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജിയുടെ നേതൃത്വത്തിൽ തിരുവനതപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തി. ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്. ഇതിനിടെ ഐജി ലക്ഷ്മണിന്റെ, സ്റ്റാഫിൽ ഉള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത് ലാൽ, റെജി അടക്കമുള്ള ഉദ്യോഗസ്ഥർക്ക്‌ എതിരെ ആണ് തെളിവുകൾ. മോൻസന്റെ ജീവനക്കാരോട് പൊലീസുകാർ പുരാവസ്തുക്കൾ എത്തിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് തെളിയിക്കുന്ന വാട്സ്ആപ് ചാറ്റുകളും പുറത്തായി. Kerala Rain തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Excise duty ഏക്സൈസ് ഡ്യൂട്ടി കമ്പനികള്‍ തന്നെ അടക്കണം; മദ്യകമ്പിനകള്‍ക്ക് ബവ്കോയുടെ നിര്‍ദ്ദേശം, വിവാദം 'സവർക്കർ വിപ്ലവകാരി എതിർക്കുന്നവർ മറക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Covid 19 ഇന്ന് 4350 പേര്‍ക്ക് കൊവിഡ്; 5691 പേർക്ക് രോഗമുക്തി, 19 മരണം Kerala Rains അതിശക്തമായ മഴക്ക് സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്, രാത്രിയിൽ മഴ ശക്തമാകും new covid variant ഒമിക്രോൺ' ഡെൽറ്റയെക്കാൾ അപകടകാരി; ഈ പുതിയ കൊവിഡ് വകഭേദത്തെ എന്തുകൊണ്ട് പേടിക്കണം? Kerala Rain തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സ്റ്റാര്‍ലിങ്കിന് ടെലികോം മുന്നറിയിപ്പ്, സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ലൈസന്‍സ് വേണമെന്ന് നിര്‍ദ്ദേശം Kerala Blasters സഹല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാര്‍ Excise duty ഏക്സൈസ് ഡ്യൂട്ടി കമ്പനികള്‍ തന്നെ അടക്കണം; മദ്യകമ്പിനകള്‍ക്ക് ബവ്കോയുടെ നിര്‍ദ്ദേശം, വിവാദം അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക് ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു. ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ് ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ ഫൊക്കാനാ വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി അന്‍പത്തിയൊന്നാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു വെള്ളം' എന്ന സിനിമയിലെ അഭിനയത്തിന്‌ ജയസൂര്യയെ മികച്ച നടനായും `കപ്പേള' എന്ന ചിത്രത്തിലെ അഭിനയത്തിന്‌ അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുത്തു എന്നിവര്‍' എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ്‌ ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്‌ത `ദ്‌ ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍' ആണ്‌ മികച്ച സിനിമ. മികച്ച രണ്ടാമത്തെ ചിത്രം ഹെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്‌ത `തിങ്കളാഴ്‌ച നിശ്ചയം സച്ചി സംവിധാനെ ചെയ്‌ത അയ്യപ്പനും കോശിയും എന്നിവ ജനപ്രിയ ചിത്രങ്ങളായി. മികച്ച സ്വഭാവ നടന്‍(ചിത്രങ്ങള്‍-എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം മികച്ച സ്വഭാവ നടി-ശ്രീരേഖ( ചിത്രം-വെയില്‍ ജിയോ ബേബിയാണ്‌ മികച്ച തിരക്കഥാകൃത്ത്‌. രചനാ വിഭാഗത്തില്‍ മികച്ച ചലച്ചിത്ര ഗ്രന്ഥമായി പി.കെ സുരേന്ദ്രന്റെ `ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍ മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്റെ `അടൂരിന്റെ അഞ്ച്‌ നായക കഥാപാത്രങ്ങള്‍' എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകന്‍, എം.ജയചന്ദ്രന്‍(സൂഫിയും സുജാതയും പ്രത്യേക ജൂറി പരാമര്‍ശം-വസ്‌ത്രാലങ്കാരം-നളിനി ജമീല(ചിത്രം-ഭാരതപ്പുഴ മികച്ചവിഷ്വല്‍ എഫ്‌ക്‌ട്‌, സൂര്യാസ്‌ മുഹമ്മദ്‌(ചിത്രം-ലവ്‌ മികച്ചഛായാഗ്രാഹകന്‍ ചന്ദു സെല്‍വരാജ്‌(ചിത്രം-കയറ്റം സ്‌ത്രീ ട്രാന്‍സ്‌ജെന്‍ഡര്‍വിഭാഗത്തിലുള്ള പ്രത്യേക പുരസ്‌കാരം നാഞ്ചിയമ്മയ്‌ക്ക്‌. മികച്ച നവാഗത സംവിധായകന്‍, ചിത്രം കപ്പേള. മികച്ചഡബ്ബിങ്ങ്‌ ആര്‍ട്ടിസ്റ്റുകള്‍-ഷോബി തിലകന്‍(ഭൂമിയിലെ മനോഹര സ്വകാര്യം റിയ സൈറ(അയ്യപ്പനും കോശിയും). മികച്ച കലാസംവധാനം-സന്തോഷ്‌ ജോണ്‍, മികച്ച പിന്നണി ഗായകന്‍ ഷഹനാസ്‌ അമന്‍, മികച്ച ചിത്ര സംയോജകന്‍-മഹേഷ്‌ നാരായണന്‍, മികച്ച കഥാകൃത്ത്‌-സെന്ന ഹെഗ്‌ഡേ(ചിത്രം തിങ്കളാഴ്‌ച നിശ്ചയം മികച്ച ബാലതാരങ്ങള്‍-നിരഞ്‌ജന്‍ എസ്‌(കാസിമിന്റെ കടല്‍ അരവ്യ ശര്‍മ്മ(പ്യാലി). കോവിഡ്‌ മഹാമാരിയുടെ പ്രതിസന്ധിക്കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടത്‌ ഏറെ ശ്രദ്ധേയമാണ്‌. പ്രാഥമിക വിധി നിര്‍ണ്ണയ സമിതിയുടെ വിലയിരുത്‌ലുകള്‍ക്‌ ശേഷം അന്തിമ വിധിക്കായി 24 ചിത്രങ്ങളാണ്‌ അന്തിമ ജൂറിയുടെ മുന്നിലെത്തിയത്‌. ഇതു കൂടാതെ വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ നിര്‍ണ്ണയത്തിനായി 10 ചിത്രങ്ങള്‍ കൂടി അന്തിമ ജൂറി കണ്ടു. 38ഓളം വരുന്ന നവാഗത സിനിമാ സംവിധായകരുടെ ആശയങ്ങളും പ്രമേയങ്ങളും ആവിഷ്‌ക്കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ കരുത്തുപകരുമെ#്‌നതില്‍ സംശയമില്ലെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല 41 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം റീമാസ്റ്റർ ചെയ്ത് ജാൻ-എ-മൻ. ടീം. മഞ്ജു വാര്യരാണ് തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഗാനം റിലീസ് ചെയ്തത്. മലയാളത്തിലെ യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമാണ് ജാൻ-എ-മൻ. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീ നടീനടന്മാരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വെക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റെർറ്റൈന്മെന്റസിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ- സലാം കുഴിയിൽ, ജോൺ പി. എബ്രഹാം. സഹ രചന- സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം- ബിജി ബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും- മാഷര്‍ ഹംസ, കലാസംവിധാനം- വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍- വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ. ജിനു, സൗണ്ട് മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍ (സപ്താ റെക്കോര്‍ഡ്‌സ് വിഎഫ്എക്‌സ്- കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്- പി.ആര്‍. വൈശാഖ് സി. വടക്കേവീട് എന്നിവരാണ്. Also read ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല തന്റെ പോസ്റ്റർ കണ്ട് ഞെട്ടി സംവിധായകൻ ഗൗതം മേനോൻ ചെന്നൈ: അൻപുസെൽവൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടില്ലെന്ന് സംവിധായകൻ ഗൗതം മേനോൻ. സിനിമയുടെ പോസ്റ്റർ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെയുള്ളവർ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി ഗൗതം മേനോൻ രംഗത്തെത്തിയത് ഈ വാർത്ത എന്നെ ഞെട്ടിക്കുന്നതാണ്. ഇങ്ങനെയൊരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടില്ല ഗൗതം മേനോൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്തരമൊരു സിനിമയെ കുറിച്ച് ഒരു അറിവും തനിക്ക് ഇല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സിനിമയുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന സംവിധായകനെ താൻ അറിയില്ലെന്നും, ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ട്വീറ്റിൽ ഗൗതം മേനോൻ വ്യക്തമാക്കുന്നത്. സെലിബ്രിറ്റികളായ ആളുകളെ കൊണ്ട് സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യിക്കാൻ നിർമ്മാതാവിന് കഴിഞ്ഞിട്ടുണ്ട്. എളുപ്പത്തിൽ ഇത്തരമൊരു കാര്യം ചെയ്യാൻ സാധിക്കുമെന്നത് തന്നെ ഭയപ്പെടുത്തുന്നതായും ഗൗതം മേനോൻ പറഞ്ഞു. CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ CDS Bipin Rawat നഷ്ടമായത് രാജ്യത്തിന്റെ വിലപ്പെട്ട ജീവൻ; സംയുക്ത സേനാ മേധാവിക്ക് അനുശോചനം അറിയിച്ച് മലയാളം സിനിമ Jai Bhim 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ; പട്ടികയിൽ മലയാളം ചിത്രവും Allu Arjun സ്‌നേഹ സമ്മാനവുമായി അല്ലു പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ്ണനാണയം Vamanan Movie വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഇന്ദ്രൻസ്; സൈക്കോ ഹൊറർത്രില്ലര്‍ വാമനന്റെ ചിത്രീകരണം ആരംഭിച്ചു Kirukkan Movie പൊലീസ് സ്റ്റേഷന്‍ അത്ര മോശം സ്ഥലമൊന്നുമല്ല ത്രില്ലര്‍ ചിത്രം 'കിറ്ക്കൻ ആരംഭിച്ചു Minnal Murali എടുക്കാ കാശായ് ഷാന്‍ റഹ്മാന്റെ ഈണത്തില്‍ മിന്നല്‍ മുരളിയിലെ പുതിയ ഗാനം Kallan D'Souza Movie ‌| സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ Tejas Movie ഫൈറ്റര്‍ പൈലറ്റ് ആയി കങ്കണ തേജസ്' റിലീസ് തീയതി പ്രഖ്യാപിച്ച് അണിറയ പ്രവര്‍ത്തകര്‍ Katrina Kaif-Vicky Kaushal Wedding: കത്രീന കെയ്ഫ്- വിക്കി കൗശൽ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി; മെഹെന്ദി ചടങ്ങ് നാളെ Infant Death നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ് IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ Medical College മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ Cristiano Ronaldo| ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് 'ഇരട്ട' നേട്ടം; ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ – News18 Malayalam Cristiano Ronaldo| ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് 'ഇരട്ട' നേട്ടം; ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ Cristiano Ronaldo| ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് 'ഇരട്ട' നേട്ടം; ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് (Cristiano Ronaldo ഇരട്ട' നേട്ടം. തന്റെ ദാമ്പത്യ ജീവിതത്തിലാണ് റൊണാൾഡോ ഈ ഇരട്ട നേട്ടം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇരട്ടക്കുട്ടികളുടെ അച്ഛൻ ആവാൻ ഒരുങ്ങുന്ന സന്തോഷം റൊണാൾഡോ തന്നെയാണ് ആരാധകരെ അറിയിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ Manchester United) പോർച്ചുഗൽ (Portugal) താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ, താനും തന്റെ പങ്കാളി ജോർജിന റോഡ്രിഗസും(Georgina Rodriguez) ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 36 വയസുകാരനായ പോർച്ചുഗൽ താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. “ഞങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് തുളുമ്പുകയാണ് നിങ്ങളെ വേഗം കാണുവാനായി ഞങ്ങൾ കാത്തിരിക്കുന്നു” ഇരട്ടക്കുട്ടികളാണ് പിറക്കാൻ പോകുന്നത് എന്ന സൂചന നൽകുന്ന അൾട്രാസൗണ്ട് സ്കാനിംഗ് ചിത്രങ്ങളുമായി റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി റൊണാൾഡോ കുറിച്ചു. ഇതിനകം നാലു കുട്ടികളുടെ പിതാവ് ആണ് റൊണാള്‍ഡോ. രണ്ടാമത്തെ ഇരട്ടക്കുട്ടികളാണ് താരത്തിന് പിറക്കാൻ പോകുന്നത്. റൊണാള്‍ഡോയ്ക്കും ജോര്‍ജിനയുടെയും മൂന്ന് വയസ്സുകാരിയായ അലനയോടൊപ്പം 11 വയസുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടകളായ ഇവ, മാറ്റിയോ എന്നീ കുട്ടികളാണ് താരത്തിനുള്ളത്. Also read- David Warner ക്രിസ്റ്റ്യാനോയ്ക്ക് നല്ലതെങ്കിൽ പത്രസമ്മേളനത്തിൽ കൊക്കകോള കുപ്പികൾ നീക്കം ചെയ്യുന്ന റൊണാൾഡോയെ അനുകരിച്ച് വാർണർ 2017ൽ ഒരു അഭിമുഖത്തിൽ തനിക്ക് ഏഴ് കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. അതേസമയം, മാതൃത്വത്തിനായുള്ള തന്റെ ആഗ്രഹം മറ്റെന്തിനേക്കാളും ശക്തമാണെന്നും കൂടുതൽ കുട്ടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും താരത്തിന്റെ പങ്കാളിയായ ജോർജിന കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 2016 മുതൽ റൊണാൾഡോയും ജോർജിനയും തമ്മിൽ പ്രണയത്തിലാണ്. റൊണാൾഡോ റയലിൽ കളിച്ചിരുന്ന കാലത്ത് മാഡ്രിഡിൽ വെച്ച് ഇരുവരും കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. Also read- ഏറ്റവും മികച്ച ഗോളിനേക്കാൾ ഇഷ്ടം ജോർജിനയുമൊത്തുള്ള നിമിഷങ്ങൾ; ലൈംഗികജീവിതത്തെക്കുറിച്ച് റൊണാൾഡോ റൊണാൾഡോ ഈ പോസ്റ്റിട്ട് മിനിട്ടുകൾക്ക് പിന്നാലെ തന്നെ താരത്തിന്റെ അമ്മയായ ഡോളോറസ് അവെയ്‌റോ റൊണാൾഡോയുടെ പോസ്റ്റിനിടയിൽ ഇപ്രകാരം കുറിച്ചു എന്റെ കൊച്ചുമക്കൾ ആരോഗ്യത്തോടെ ജനിക്കട്ടെ. അതാണ് ഏറ്റവും പ്രധാനം.’ തുടർന്ന് ഇരട്ടക്കുട്ടികളുടെ അൾട്രാസൗണ്ട് സ്കാനിന്റെ ചിത്രങ്ങൾ റൊണാൾഡോയെയും പങ്കാളിയെയും അഭിനന്ദിക്കുന്നതായി അറിയിച്ചുകൊണ്ട് അവരുടെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചു. 66 വയസ്സുകാരിയായ റൊണാൾഡോയുടെ 'അമ്മ കഴിഞ്ഞ വർഷം സംഭവിച്ച പക്ഷാഘാതത്തിൽ നിന്നും പൂർണ മുക്തയായി വരുന്നതേയുള്ളൂ. റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്ന കാലത്താണ് താരത്തിന്റെ അമ്മയ്ക്ക് ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന ഈ ആഘാതം ഉണ്ടായത്. Cristiano Ronaldo| ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് 'ഇരട്ട' നേട്ടം; ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Rohit Sharma ഏകദിനത്തിലും ഇനി 'രോഹിത് യുഗം വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ IND vs NZ ഇന്ത്യയുടെ പരമ്പര നേട്ടത്തെ കളിയാക്കി കിവീസ് താര൦; മറുപടിയുമായി ഇന്ത്യൻ ആരാധകർ Ashes Test ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മിച്ചൽ സ്റ്റാർക്കിന് സ്വന്തമായത് ആഷസിലെ അപൂർവ റെക്കോർഡ് Abid Ali പൂച്ചയ്‌ക്കൊപ്പം ലഞ്ച് ആരാധകരുടെ ഹൃദയം കീഴടക്കി പാക് താരം ആബിദ് അലി Babar Azam ബാറ്റിങ്ങിൽ മാത്രമല്ല ബൗളിങിലുമുണ്ട് പിടി; ബംഗ്ലാദേശിനെതിരെ പന്തെറിഞ്ഞ് ബാബർ Yuvraj Singh രണ്ടാം ഇന്നിങ്സിന് സമയമായി; എല്ലാവർക്കും സർപ്രൈസുണ്ട് ആരാധകരിൽ ആകാംക്ഷ നിറച്ച് യുവി Mitchell Santner പന്തും എറിഞ്ഞില്ല, ബാറ്റും ചെയ്തില്ല; സാന്റ്നർക്ക് ഒരു ലക്ഷം രൂപ അടിച്ചതിങ്ങനെ Infant Death നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ് IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ Medical College മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ജിന്റോ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആ മുഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ടൈറ്റില്‍ റിലീസ് കഴിഞ്ഞു ചുമട്ടു തൊഴിലാളിയുടെ വേഷം ജീവിതത്തിന്റെ ഭാഗമായപ്പോഴും അറിയപ്പെടുന്ന സംവിധായകനാകാനുള്ള അഭിനിവേശത്തില്‍ വ്യതസ്തങ്ങളായ നാടകങ്ങള്‍ ഒരുക്കി കഴിവുതെളിയിച്ച ജിന്റോ എന്ന യുവാവ് താന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആവേശത്തിലാണ്. ലോകത്തിലാദ്യമായി ഒരേ സമയം മൂവായിരം അഭിനേതാക്കളെ ഒരു വേദിയില്‍ അണിനിരത്തി നാടകം സംവിധാനം ചെയ്ത വ്യക്തി കൂടിയാണ് ജിന്റോ തെക്കിനിയത്ത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ ജിന്റോയുടെ ഉള്ളിലെ കാലാവാസനകള്‍ പുറംലോകം അറിയുന്നത് ഹൈസ്‌കൂള്‍ കാലഘട്ടം മുതലാണ്. മോണോ ആക്ടും, മിമിക്രിയും, നാടകങ്ങളുമായി തുടക്കം. അക്കാലത്തും ചെറിയ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോണോ ആക്റ്റ് പഠിപ്പിച്ചിരുന്നതും ജിന്റോയാണ്. തൃശൂര്‍ അരിയങ്ങാടിയില്‍ ചുമട്ടു തൊഴിലാളിയായിരുന്ന പിതാവിന് രോഗം ബാധിച്ച് തൊഴില്‍ നിര്‍ത്തേണ്ടി വന്നപ്പോള്‍ കുടുംബ പ്രാരാബ്ധങ്ങള്‍ മൂലം പതിനെട്ടാമത്തെ വയസില്‍ ജിന്റോ ചുമടെടുക്കാന്‍ തുടങ്ങി. ജില്ലയിലെ പ്രധാന അരി, പലചരക്ക് മൊത്ത കച്ചവട കേന്ദ്രമായ അരിയങ്ങാടിയില്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ ലോറിയില്‍ നിന്ന് ചാക്കുകള്‍ ഇറക്കലായിരുന്നു ജോലി. ഇതിനിടയിലും തന്റെ ഭാവനകള്‍ക്ക് നിറംപകരാന്‍ ജിന്റോ ശ്രദ്ധിച്ചിരുന്നു. എം.ടി യുടെ 'പള്ളിവാളും കാല്‍ച്ചിലമ്പും കമലാ സുരയ്യയുടെ 'കാമപ്രാന്ത് എന്നിവ മോണോ ആക്റ്റ് രൂപത്തിലാക്കി എഴുതി സംവിധാനം ചെയ്തു. ഗോവിന്ദച്ചാമിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൗമ്യയുടെ അനുഭവങ്ങളെയും മോണോ ആക്റ്റ് രൂപത്തില്‍ എഴുതി സംവിധാനം ചെയ്തതും അരിയങ്ങാടിയിലെ ചുമട്ടു ജോലിക്കിടെയാണ്. ഇവയെല്ലാം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ സംസ്ഥാന കലോത്സവങ്ങളില്‍ പുരസ്‌കാരങ്ങളും നേടി. അക്കാലത്ത് തൃശൂര്‍ ടൗണിലെ മിക്ക സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികളെ അഭിനയം പഠിപ്പിക്കുന്ന ചുമതലയും ജിന്റോക്കായിരുന്നു. ചുമട്ട് തൊഴിലാളിയായതോടെ മാര്‍ക്കറ്റിനുള്ളിലും പുറത്തുമുള്ള നിരവധി സാധാരണക്കാരുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞത് തുടര്‍ന്നുള്ള തന്റെ രചനകളില്‍ പിറവിയെടുത്തിട്ടുണ്ടെന്ന് ജിന്റോ പറയുന്നു. തന്റേതായ ശൈലിയില്‍ എന്തെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹവുമായി നടക്കുമ്പോഴാണ് 2010 ല്‍ അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ ഗിവര്‍ഗീസ് പുണ്യാളന്റെ തിരുന്നാളിന് നാടകം ചെയ്യാന്‍ ക്ഷണം ലഭിക്കുന്നത്. നാടകവേദികളില്‍ തന്നെ ആദ്യമായി പുതുമകളോടെ നാട്ടുകാരായ 300 പേരെ അണിനിരത്തി അവതരിപ്പിച്ച സിനിമാറ്റിക് ഡ്രാമയായ ക്രിസ്തുവിന്റെ പടയാളി എന്ന നാടകം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ജിന്റോയാണ്. ഒരേ സമയം തൊട്ട് ചേര്‍ന്നുള്ള മൂന്ന് സ്റ്റേജുകളിലായിട്ടാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകം ഒരുക്കിയത്. വെറും പത്ത് ദിവസം കൊണ്ടാണ് ഇത്രയും പേരെ ജിന്റോ പരിശീലിപ്പിച്ചെടുത്തത്. തൃശൂരിന്റെ നാടക ചരിത്രത്തില്‍ തന്നെ വേറിട്ട ഒരദ്ധ്യായം ഇതോടെ തുറക്കുകയായിരുന്നു. ഇത് വിജയമായതോടെ കൂടുതല്‍ പേരെ അണിനിരത്തി നാടകം ചെയ്യാന്‍ ജിന്റോ തീരുമാനിച്ചു. തുടര്‍ന്ന് തൃശൂര്‍ പൗരാവലിയുടെയും, നാനാ ജാതി മതസ്ഥരായവരുടെയും ബിഷപ്പുമാരുടെയും സഹകരണത്തോടെ 3000 പേരെ അണിനിരത്തി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൊറോക്കാസ എന്ന സിനിമാറ്റിക് ഡ്രാമ തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ അരങ്ങേറി. ഇതിന്റെ തിരക്കഥയും സംവിധാനവും ജിന്റോ നിര്‍വഹിച്ചു. ഒരേ സമയം 20 സ്റ്റേജിലായി 5000 പേര്‍ക്ക് നാടകം കാണാവുന്ന വിധമാണ് ഒരുക്കിയിരുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ 9 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍, നാടക കലാകാരന്മാര്‍, ചാവക്കാട് പാവറട്ടി മേഖലയിലെ കളരി സംഘാംഗങ്ങള്‍, ഗ്രാമീണ മേഖലയിലെ കലാകാരന്മാര്‍ തുടങ്ങിയവര്‍ ഇതില്‍ വേഷമിട്ടു. സിനിമാ താരങ്ങളായ ശിവജി ഗുരുവായൂര്‍, നിഷാ സാരംഗ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി. ഒരു വര്‍ഷത്തെ പരിശ്രമത്തിന്റെ ഭാഗമായി മൂന്ന് മാസം നടത്തിയ ചിട്ടയായ പരിശീലനത്തിലാണ് ലോക നാടക ചരിത്രത്തില്‍ തന്നെ ആദ്യമായി ഇത്രയധികം പേര്‍ അഭിനയിച്ച നാടകം ഒരുക്കാന്‍ ജിന്റോക്ക് സാധിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്ക് നോമിനേഷനും കിട്ടി. എന്നാല്‍ 60 ലക്ഷത്തിലധികം രൂപ നാടകത്തിന് ചിലവ് വന്നതിനാല്‍ ഗിന്നസ് ബുക്ക് റെക്കോഡ് അധികാരികള്‍ക്ക് യാത്രക്കും ചിലവിനുമായി ലക്ഷങ്ങള്‍ വീണ്ടും മുടക്കേണ്ട അവസ്ഥയില്‍ ഇതില്‍ നിന്നും പിന്മാറി. ക്രിസ്മസിനോട് അനുബന്ധിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന ബോണ്‍ നതാലെ യുടെ പ്രൊസഷന്‍ ഡയറക്ടര്‍ ജിന്റോ ആയിരുന്നു. വിവിധ ഇടവകകളില്‍ നിന്നെത്തിയ ഇരുപതിനായിരത്തോളം വരുന്ന ക്രിസ്മസ് പപ്പാ വേഷധാരികള്‍, ടാബ്ലോ, മാലാഖമാര്‍, ബാന്റ് തുടങ്ങിയവയിലായി പതിനായിരത്തോളം പേരെയും കൃത്യമായ നിര്‍ദേശങ്ങള്‍ കൊടുത്ത് സംവിധായകനെന്ന നിലയിലും ജിന്റോ കഴിവ് തെളിയിച്ചിട്ടുണ്ട്. ആ വര്‍ഷത്തെ ബോണ്‍ നതാലെ വേള്‍ഡ് ഗിന്നസ് ബുക്ക് റെക്കോഡും കരസ്ഥമാക്കി. ടെലിവിഷന്‍ രംഗത്തും സിനിമയില്‍ ചെറിയ വേഷങ്ങളിലും ജിന്റോ അഭിനയിച്ചിട്ടുണ്ട്. സിനിമക്കായി 12 കഥകള്‍ എഴുതി ഏഴെണ്ണം തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജിന്റോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച പാക്കി 8 എന്ന ഹിന്ദി ഹ്രസ്വ ചിത്രം ചെന്നൈയില്‍ നടന്ന എവിഎം ഫിലിം ഫെസ്റ്റിലടക്കം 40 പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത ദിവാന്‍ജിമൂല ഗ്രാന്റ് പിക്‌സ് എന്ന ചിത്രത്തില്‍ സഹ സംവിധായകനായിട്ടായിരുന്നു സിനിമയിലേക്ക് രംഗപ്രവേശം. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ജിന്റോ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആ മുഖങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ടൈറ്റില്‍ റിലീസ് കഴിഞ്ഞു. ബിഗ് ഗാലറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഹൃത്തുക്കളായ 6 പേര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സലീംകുമാര്‍ പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ജിന്റോ ഇപ്പോള്‍ രണ്ടു പതിറ്റാണ്ടിലധികമായി സംവിധാന രംഗത്ത് സജീവമായിരുന്ന ജിന്റോക്ക് സിനിമാ രംഗത്തും വ്യതസ്തകള്‍ ഒരുക്കി ജനശ്രദ്ധ നേടാന്‍ കഴിയുമെന്നതില്‍ സംശയമില്ല. നാരീശക്തിയില്‍ ബിജെപി; 19 നിയോജമണ്ഡലം പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക് 'മ്യാവൂ' പ്രൊമോ സോംങ് പുറത്തിറക്കി; ക്രിസ്മസ് തലേന്ന് ചിത്രം പുറത്തിറങ്ങും അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കീത് നല്‍കി രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. ഇതാ ഇവിടെയുണ്ട് കുറുപ്പിന്റെ ആ 'ബുദ്ധികേന്ദ്രം' വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, മയക്കുമരുന്ന് കേസില്‍ കുടുക്കി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും ആരോപണം 'ദുല്‍ഖറിനെ നായകനാക്കി ഞാന്‍ സിനിമ പുറത്തിറക്കിയാല്‍ മലയാള സിനിമയില്‍ 200 കോടി കളക്ഷന്‍ പിറക്കും അവകാശവാദവുമായി സംവിധായകന്‍ ഒമര്‍ ലുലു നടന സംസ്‌കാരത്തിന്റെ നാടന്‍ വേരുകള്‍; അതിസാധാരണക്കാര്‍ക്കും സമീപിക്കാവുന്ന കലാകാരനായിരുന്നു യുവ താരനിരയുമായി സംവിധായകന്‍ സിദ്ദിഖിന്റെ അവതരണത്തില്‍ 'മധുരം ജീവാമൃതബിന്ദു ചിത്രീകരണം തുടങ്ങി നടി രേവതി വീണ്ടും സംവിധായകയാകുന്നു; കാജോള്‍ നായികയാകുന്ന ദി ലാസ്റ്റ് ഹുറ ചിത്രീകരണം ഉടന്‍ വസ്ത്രധാരണം വള്‍ഗറായി തോന്നുന്നില്ല; ഇഷ്ടമായത് ധരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മലയാളികള്‍ക്ക് രസമാണെന്ന് സാനിയ അയ്യപ്പന്‍ ഇടത് ആശയത്തില്‍ നിന്ന് ബിജെപിയിലേക്ക്; ഗുജറാത്ത് യാത്രയും, മോദി മാജിക്കും; രാഷ്ട്രീയവും നിലപാടുകളും തുറന്നു പറഞ്ഞ് രാജസേനന്‍ മലയാള സിനിമില്‍ ജിഹാദ് ശക്തം; ജനം കാണാന്‍ ആഗ്രഹിക്കുന്നത്ത് രഹസ്യ അജണ്ടയുള്ള സിനിമകളല്ല; വെളിപ്പെടുത്തലുമായി രാജസേനന്‍ 'അഭിനയ അവസരത്തിനു വേണ്ടി കൂടെ കിടക്കാന്‍ പറഞ്ഞു സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ശ്രുതി രജനികാന്ത്; പേര് പുറത്തുവിട്ടു പൊരുതുകയാണ് ജഹാംഗീര്‍ ഉമ്മര്‍; സിനിമയിലല്ല, ജീവിതത്തില്‍ അമൂല്‍ ബേബിയുടെ മുഖം മറക്കാതെ നെടുമുടി മോഹന്‍ ലാലിനോടുള്ള അസൂയ പങ്കു വെക്കുന്നു. പൊരുതുകയാണ് ജഹാംഗീര്‍ ഉമ്മര്‍; സിനിമയിലല്ല, ജീവിതത്തില്‍ മലയാള സിനിമില്‍ ജിഹാദ് ശക്തം; ജനം കാണാന്‍ ആഗ്രഹിക്കുന്നത്ത് രഹസ്യ അജണ്ടയുള്ള സിനിമകളല്ല; വെളിപ്പെടുത്തലുമായി രാജസേനന്‍ 'അഭിനയ അവസരത്തിനു വേണ്ടി കൂടെ കിടക്കാന്‍ പറഞ്ഞു സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ശ്രുതി രജനികാന്ത്; പേര് പുറത്തുവിട്ടു വസ്ത്രധാരണം വള്‍ഗറായി തോന്നുന്നില്ല; ഇഷ്ടമായത് ധരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മലയാളികള്‍ക്ക് രസമാണെന്ന് സാനിയ അയ്യപ്പന്‍ സിനിമയുടെ കഥ എന്തെന്നു പോലും അറിയില്ല; പക്ഷേ, കാസിമിന്റെ കടലിലെ ബിലാല്‍ എന്ന സ്വര്‍ണമീന്‍ കൊത്തിയെടുത്തത് സംസ്ഥാന അവാര്‍ഡ് അമൂല്‍ ബേബിയുടെ മുഖം മറക്കാതെ നെടുമുടി മോഹന്‍ ലാലിനോടുള്ള അസൂയ പങ്കു വെക്കുന്നു. സിനിമയുടെ കഥ എന്തെന്നു പോലും അറിയില്ല; പക്ഷേ, കാസിമിന്റെ കടലിലെ ബിലാല്‍ എന്ന സ്വര്‍ണമീന്‍ കൊത്തിയെടുത്തത് സംസ്ഥാന അവാര്‍ഡ് 'അഭിനയ അവസരത്തിനു വേണ്ടി കൂടെ കിടക്കാന്‍ പറഞ്ഞു സിനിമയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ശ്രുതി രജനികാന്ത്; പേര് പുറത്തുവിട്ടു വസ്ത്രധാരണം വള്‍ഗറായി തോന്നുന്നില്ല; ഇഷ്ടമായത് ധരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് മലയാളികള്‍ക്ക് രസമാണെന്ന് സാനിയ അയ്യപ്പന്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ ആലപ്പുഴയില്‍ മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 147 കുടുംബങ്ങള്‍ സി.പി.എം വിട്ട് ബിജെപിയില്‍ ചേരുന്നു അടൂര്‍ ഏരിയ കമ്മറ്റിക്ക് കീഴില്‍ പാര്‍ട്ടി അംഗത്വമുണ്ടായിരുന്ന 147 കുടുംബങ്ങള്‍ പത്തനംതിട്ട മുന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും ദീര്‍ഘകാലം സിപിഐ അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ ‘ഡിയർ’എന്ന് ഞങ്ങൾ തമ്മിൽ സംബോധന ചെയ്തിട്ടില്ല; വനിതയുടെ പൈങ്കിളി സ്റ്റൈൽ അഭിമുഖത്തിനെതിരെ ആഞ്ഞടിച്ച് റോഷൻ മാത്യു തെറ്റായ വിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ട് എന്ന് റോഷന്‍ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ കല്യാണി പ്രിയദര്‍ശന്റെ തെലുങ്ക് ചിത്രം രണരംഗം; ട്രെയിലര്‍ പുറത്തുവിട്ടു ഒരു പക്കാ ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി തിരുവനന്തപുരം: പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഒരാഴ്ച വരെ എങ്കിലും അടച്ചിടണമെന്ന ആവശ്യവുമായി ഡോക്ടർമാരുടെ സംഘടനകൾ. കേരളം സാമൂഹ്യവ്യാപനത്തിന് തൊട്ട് അടുത്ത് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പൊതു സ്വകാര്യസ്ഥാപനങ്ങൾ അടക്കം കുറഞ്ഞത് ഒരാഴ്ച എങ്കിലും അടച്ചിടണമെന്ന നിർദ്ദേശം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഐഎംഎ) മുന്നോട്ട് വയ്ക്കുന്നത്. ഇപ്പോൾ കുറച്ചു ദിവസം അടച്ചിട്ടാൽ പിന്നീട് മാസങ്ങൾ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാമെന്നാണ് അഭിപ്രായം. ഞായറാഴ്ചത്തെ കർഫ്യൂ പരിശീലനം മാത്രമായി കാണണമെന്നും ഐ എം എ പ്രതിനിധികൾ അറിയിച്ചു സമൂഹത്തിൽ മുഴുവൻ പരിശോധന വ്യാപിപ്പിക്കണം. ആൻറി ബോഡി ടെസ്റ്റുകൾ സമൂഹത്തിൽ മുഴുവൻ ചെയ്യുവാനുള്ള സംവിധാനങ്ങൾ ഒരുക്കണം. പരിശോധനകൾ നടത്തി സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് ഉറപ്പാക്കേണ്ട സമയമാണ് ഇപ്പോഴെന്നും അഭിപ്രായപ്പെട്ടു. സാമൂഹ്യ വ്യാപനം നടക്കുമെന്ന് മുന്നിൽ കണ്ട് തന്നെ മുൻകരുതൽ ഒരുക്കണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും അറിയിച്ചു You may also like:കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS] പതിനെട്ട് നിർദ്ദേശങ്ങളാണ് കെജിഎംഒഎ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്.കൊവിഡ് രോഗികളെ ചികിൽസിക്കാൻ വേണ്ടി മാത്രം എല്ലാ ജില്ലയിലും എല്ലാ സൗകര്യങ്ങളും ഉള്ള പ്രത്യേകം ആശുപത്രികൾ മാറ്റണം. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാൻ ആരോഗ്യ പ്രവർത്തകരെയും ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റി കരുതലായി നിലനിർത്തണം. കരുതലായി നിലനിർത്തുന്നവരെ ഓൺലൈൻ ഉപദേശങ്ങൾ നൽകാനും പ്രചാരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കണം. കുട്ടികളും പ്രായമായവരും പുർത്തിറങ്ങാതെ നോക്കണം. സ്ഥിരമായി മരുന്ന് കഴിക്കേണ്ട രോഗികൾക്ക് ആശാ വർക്കർമാരെ ഉപയോഗിച്ച് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്. 'ജനതാ കർഫ്യു മോഡൽ' ഒരാഴ്ചയാക്കണെമെന്ന് ഡോക്ടർമാരുടെ സംഘടനകൾ Omicron രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഒമിക്രോൺ; രാജ്യത്ത് മൊത്തം കേസുകൾ 21 ആയി ഉയർന്നു Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Omicron മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ 12 കേസുകള്‍ Covid 19 കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 23 Omicron ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ് Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ Omicron കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമിക്രോൺ പരിശോധന നടത്തും Covid 19 സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5108; മരണം 52 Suspension| വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം; നഴ്സിന് സസ്പെൻഷൻ Covid 19 കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 44 Dhoni Raai Laxmi ധോണി, റായ് ലക്ഷ്മി പ്രണയത്തിൽ സംഭവിച്ചതെന്ത്? 'നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് അവർ സൃഷ്‌ടിച്ച ഭയത്തിനു കീഴടങ്ങി ബിനീഷ് കോടിയേരി IND vs NZ മുംബൈ ടെസ്റ്റിൽ കൂറ്റൻ ജയം; വമ്പൻ റെക്കോർഡ് പോക്കറ്റിലാക്കി ടീം ഇന്ത്യ ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; സംഭവം 11 വർഷത്തെ സ്ഥിരം യാത്രക്കാരന്റെ മുന്നിൽ പൂവാറിൽ നടന്ന ലഹരി പാർട്ടിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം അതെ ചില ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് ശരിയാണ് എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കു.കണ്ണൂരില്‍ ഇത്തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ശ്രിമതി ടീച്ചര്‍ നായരായതാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ബെര്‍ലിന്‍ മതില്‍ പൊട്ടിച്ചു പുറത്തുവരാനുള്ള കാരണം എന്നാണു പറയ്‌ക്കനെ വിലയിരുത്തപെടുന്നത്.എത്രയൊക്കെ കമ്മ്യൂണിസം പറഞ്ഞാലും കാരണവരുടെ ഉള്ളില്‍ ഇത്തരം വില കുറഞ്ഞ ജാതിയ ചിന്തകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നു വെളിപ്പെടുന്നത് ഞെട്ടല്‍ ഉളവാക്കുന്നതാണ്.കണ്ണൂരില്‍ എതിര്‍ സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ഈഴവനായതും പിന്തുണയ്ക്കുള്ള വേഗത കൂടിയെന്നുമാണ് വിലയിരുത്തപെടുന്നത്. ബുദ്ധിജീവികളുടെ ഈ കണ്ടെത്തെലുകള്‍ തെളിയിക്കുന്നത് ഇത്ര കാലവും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ സി പി എം വിരോധത്തിന് പിന്നില്‍ പിണറായി വിജയന്‍ എന്ന ഈഴവ നേതാവിനോടുള്ള അസിഹിഷ്‌ണത ഒന്നു മാത്രമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.പിണാറായി വിജയനെയും,പി ജയരാജനെയും വിമര്‍ശിക്കുന്ന ആര്‍ജവം എന്തു കൊണ്ടു കോടിയേരി ബാലകൃഷ്ണനെയും ഇ പി ജയരാജനെയും വിമര്‍ശിക്കാന്‍ ഇദ്ദേഹം കാണിക്കാറില്ല എന്നുള്ളതിന്‍റെ ഉത്തരവും ഈ സമീപകാല സംഭവവികാസങ്ങള്‍ നമ്മുക്കു കാട്ടി തരികയും ചെയ്തു.ചുരുക്കി പറഞ്ഞാല്‍ ഈഴവനായ പിണറായി വിജയനു പകരം നായാരായ കോടിയേരിയേയോ,ഇ പി ജയരാജനെയോ പ്രതിഷ്ടിച്ചാല്‍ തീരാവുന്ന ചൊരുക്ക് മാത്രമേ നമ്മുടെ ഈ മാടമ്പി കാരണവര്‍ക്കുണ്ടായിരുന്നുള്ളൂവെന്നു ഇപ്പോള്‍ മനസ്സിലായി.ലാല്‍സലാം (നായന്മാര്‍ക്ക് മാത്രം). Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ ചങ്ങനാശ്ശേരിയിലെ തമ്പ്രാന് ജനങ്ങള്‍ പുല്ലുവില നല്‍കിയില്ലെന്ന് വെള്ളാപ്പള്ളി നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ചങ്ങനാശ്ശേരിയിലെ തമ്പ്രാന് ജനങ്ങള്‍ പിഎസ്‌സി സമരം സര്‍ക്കാരിന് തിരിച്ചടിയാവില്ല; ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമെന്ന് വെള്ളാപ്പള്ളി എന്‍എസ്എസ്, മുസ്ലീം ലീഗ് എന്നിവര്‍ ചേര്‍ന്നാണ് യുഡിഎഫിനെ നയിച്ചത് കോണ്‍ഗ്രസുകാരുടെ തലയില്‍ തലച്ചോറില്ല, ചകിരിച്ചോർ; കെപിസിസി പ്രസിഡന്റ് വെറും സീറോ: വെള്ളാപ്പള്ളി നടേശൻ ഉപതെരെഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട കോൺഗ്രസിന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വക രൂക്ഷമായ പരിഹാസം യൂസഫലിയുടെ സഹായത്താൽ തുഷാർ പുറത്തിറങ്ങുമ്പോൾ വെള്ളാപ്പള്ളിയ്ക്ക് ഓർമ്മകളുണ്ടായിരിക്കണം കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൌഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയപ്പോൾ അദ്ദേഹം രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം ആനയുടെ പ്രസവം പോലെ വെള്ളാപ്പള്ളി വയനാട്ടിൽ പുലി വരുന്നേ വരുന്നേ എന്ന് പറഞ്ഞ് പുലി വന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി മഴനനഞ്ഞ റെയിൽവേ ട്രാക്കിൽ മതിമറന്ന് നൃത്തം ചെയ്യുന്ന ആൺമയിൽ. അടുത്തെവിടെയോ മരച്ചില്ലയിൽ ഇരിക്കുന്ന പ്രണയിനിക്കു വേണ്ടിയാവണം. കാറ്റുവായിക്കുന്ന ഈണത്തിലും മഴയുടെ താളത്തിലുമുള്ള ആ മയൂരനൃത്തം ദൂരേനിന്ന് തീവണ്ടി എൻജിന്റെ ലുക്ക്ഔട്ട് ഗ്ലാസിലൂടെ കണ്ടു രസിച്ചുകൊണ്ടിരുന്ന എൻജിൻ ഡ്രൈവർ ഒരു നിമിഷം പേടിയോടെ ഓർത്തു; തീവണ്ടിയുടെ വരവ് അവൻ അറിയുന്നില്ല. ഹോൺ മുഴക്കിയും ഒച്ചവെച്ചും മയിലിനെ ട്രാക്കിൽനിന്നും ഓടിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ദ്രപ്രസ്ഥ എക്സ്പ്രസ്സ് കുതിച്ചു പായുകയാണ്… ഇരുപതുവർഷത്തിലധികമായി തീവണ്ടിയുടെ ലോക്കോ പൈലറ്റായി ജീവിക്കുന്ന ഒരാളുടെ അനുഭവക്കുറിപ്പുകൾ. തീവണ്ടികളും റെയിൽവേസ്റ്റേഷനുകളും പ്രകൃതിയും മനുഷ്യരുമെല്ലാം കടന്നുവരുന്ന യാത്രപോലെയുള്ള അസാധാരണമായ ഓർമക്കുറിപ്പുകളുടെ സമാഹാരം. അഞ്ച് വർഷത്തിനകം ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തിയായ 12,067 വീടുകളുടെ താക്കോൽ കൈമാറി. ഭൂരഹിത-ഭവനരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനു പുറമെ 17 ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,62,131 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉൾപ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 12,067 വീടുകളിൽ 10,058 എണ്ണം ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ നഗരം) പദ്ധതിയിലുമാണ് നിർമിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചിരിക്കുന്നത് ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽ ദാന പദ്ധതിയിലെ ആനുകൂല്യങ്ങൾ 30 ദിവസത്തിനകം ലഭ്യമാക്കും സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും തൃശൂര്‍: പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍ സംവിധാനവുമായി കേരളത്തിലെ ആദ്യ കൊവിഡ് വിമുക്ത ലൈബ്രറിയാവാന്‍ സഹൃദയ എന്‍ജിനീയറിങ് കോളജ്. കൊവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് കടലാസിലും പുസ്തകങ്ങളിലും നാലുമണിക്കൂര്‍ മുതല്‍ അഞ്ചുദിവസംവരെ കൊവിഡ് 19 വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കാമെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുസ്തകങ്ങള്‍ സാനിറ്റൈസറുകളോ മറ്റ് രാസലായനികളോ മറ്റ് രീതികളൊ ഉപയോഗിച്ച് അണുനശീകരണം നടത്താനാവാത്തത് ലൈബ്രറികള്‍ക്ക് വലിയ വെല്ലുവിളിയാണ്.എന്നാല്‍, പുസ്തകങ്ങള്‍ അണുനശീകരണം നടത്താനുള്ള പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജ്. ബുക്ക് ഡിസിന്‍ഫെക്ടര്‍ എന്ന ഈ ഉപകരണം യുവിസി സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയംകൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കാനാവും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധ മാലിന്യങ്ങളൊ വിഷാംശങ്ങളോ പുറപ്പെടുവിക്കുന്നില്ല. സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ചുമിനിറ്റിനുള്ളില്‍ 50 ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ് അണുനശീകരണം നടത്തുന്നത്. ഈ സംവിധാനം ഉപയോഗിച്ച് കൊവിഡ് 19, സാര്‍സ്, മെര്‍സ്, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്ളുവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളെയും ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെയും നശിപ്പിക്കാനാവും. സഹൃദയ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററിന്റെ നേതൃത്വത്തിലാണ് ബുക്ക് ഡിസിന്‍ഫെക്ടര്‍ വികസിപ്പിച്ചത്.50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലൈബ്രറിയിലെ പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കി കേരളത്തിലെ ആദ്യത്തെ കൊവിഡ് വിമുക്ത ലൈബ്രറി ആകാനൊരുങ്ങുകയാണ് സഹൃദയ ലൈബ്രറി. ബുക്ക് ഡിസിന്‍ഫെക്ടര്‍ ഉപയോഗിച്ച് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സഹൃദയ ലൈബ്രറിയുടെ പ്രവര്‍ത്തനം. ബുക്ക് ഡിസിന്‍ഫെക്ടര്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നാളെ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. 2500 വര്‍ഷം പഴക്കമുള്ള മമ്മി,തടിയില്‍ തീര്‍ത്ത ശവപ്പെട്ടി തുറക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു പ്രധാനമന്ത്രി വെസ്റ്റാസ് സി.ഇ.ഒയുമായി ആശയവിനിമയം നടത്തി മീന്‍മണം ആരോപിച്ച് വയോധികയെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍ ‘9ാം തീയതി അല്ലെ ആയുള്ളൂ, ഇനിയുമുണ്ടല്ലോ 21 ദിവസം’; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിനെ നിസ്സാരവൽകരിച്ച് മന്ത്രി ആന്റണി രാജു; ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് പറയുമ്പോളും ശമ്പളം എപ്പോൾ കിട്ടുമെന്ന് വ്യക്തമാക്കാതെ ഗതാഗത മന്ത്രി എറണാകുളം-പാലക്കാട് മെമു സർവിസ് ഡിസംബർ 15മുതൽ; തീരുമാനം യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവിൽ; കൂടുതൽ വിവരങ്ങൾ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4169 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,715 സാമ്പിളുകൾ; 52 മരണം സ്ഥിരീകരിച്ചു വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി; വിദഗ്ധ ചികിത്സ വ്യോമസേന കമാൻഡോ ആശുപത്രിയിൽ; നില അതീവ ഗുരുതരമായി തുടരുന്നു ‘ ഭരണ ഘടന സങ്കൽപങ്ങൾ മറികടന്ന് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് പ്രവർത്തിച്ചു ‘ രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗം പിടിപെട്ട് ചത്തത് ആയിരക്കണക്കിന് താറാവുകൾ; കണ്ടെത്തിയത് H5 N1 വൈറസ് കീഴുദ്യോഗസ്ഥന്റെ പദ്ധതിയെ പോലും അംഗീകരിക്കുന്ന വിശാല മനസ്സിനുടമ; പുതുമയുള്ള ആശയങ്ങളോടുള്ള ആഭിമുഖ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവിജയം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് ലഫ്.ജനറൽ ചെറിഷ് മാത്‌സൺ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4169 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,715 സാമ്പിളുകൾ; 52 മരണം സ്ഥിരീകരിച്ചു വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി; വിദഗ്ധ ചികിത്സ വ്യോമസേന കമാൻഡോ ആശുപത്രിയിൽ; നില അതീവ ഗുരുതരമായി തുടരുന്നു ‘ ഭരണ ഘടന സങ്കൽപങ്ങൾ മറികടന്ന് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് പ്രവർത്തിച്ചു ‘ രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പ്രതിഷേധം കത്തുന്നു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മകന്റെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച അച്ഛന്‍ കുടുങ്ങി അയച്ച ഗ്രൂപ്പ് മാറിപ്പോയെന്ന് യുവാവിന്റെ കുറ്റസമ്മതം… RashtraDeepika എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ മകന്റെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച അച്ഛന്‍ കുടുങ്ങി അയച്ച ഗ്രൂപ്പ് മാറിപ്പോയെന്ന് യുവാവിന്റെ കുറ്റസമ്മതം… ആറാംക്ലാസില്‍ പഠിക്കുന്ന മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, അശ്ലീല വീഡിയോകള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു. അച്ഛന്‍റെ അടിയേറ്റ് യുവാവ് മരിച്ചു;കൊടുവാളുമായി വെട്ടാൻ എത്തിയ മകനെ മരവടി കൊണ്ട് അടിച്ചു വീഴ്ത്തി; ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല വീണ്ടും വില്ലനായിസോഷ്യല്‍ മീഡിയ; ലോട്ടറിക്കളി കൈവിട്ടു; മോര്‍ഫ് ചെയ്തവര്‍ കുടുങ്ങും; പ്രവാസി സെയ്തലവിക്കും ആരോപണ വിധേ‍യനും പറയുന്നതിങ്ങനെ… എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍… റെജി ജോസഫ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പു ചെലവ്. 2016 ലെ അമേരിക്കന്‍ ഇലക്ഷനുവന്ന പണച്ചെലവ് 45,000 കോടി രൂപ. ഇന്ത്യയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു പൊടിച്ചത് 55,000 കോടി രൂപ. 2014 പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന. ഒരു വോട്ടിന് 550 രൂപ മൂല്യം.90 കോടി വോട്ടര്‍മാരുള്ള ഇന്ത്യയില്‍ വിജയവും ഭരണവും നിര്‍ണയിക്കുന്ന അടിസ്ഥാനം ഇക്കാലത്തു പണമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു രഞ്ജിത് ജോണ്‍സംവിധായകരുടെ ബ്രഹ്‌മാണ്ഡസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്‍റസി സിനിമയായാലും പീരിയോഡിക് ഡിസംബര്‍ നഷ്ടത്തിന് 29 വയസ് മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അമ്പത്‌ വയസ് തികയുമായിരുന്നു… മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്‍റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ദൈവമുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു; ആ സംഭവം ഇങ്ങനെ… സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’ ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ HomeVengaraമധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു.4 മണിക്കൂറിനകം പ്രതികൾ പിടിയിലാകും. മധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു.4 മണിക്കൂറിനകം പ്രതികൾ പിടിയിലാകും. വേങ്ങര: വേങ്ങര ചുള്ളിപ്പറമ്പ് പ്രദേശത്ത് ഇന്ന് രാവിലെ രണ്ട് അജ്ഞാതരായ യുവാക്കൾ മധ്യവയസ്കയുടെ മാല പൊട്ടിച്ച സംഭവത്തിൽ കേസ് അന്വേഷണം പുരോഗതിയിലേക്ക്. സംഭവസ്ഥലത്ത് പൊലീസും മലപ്പുറത്ത് നിന്ന് ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിരലടയാളവും മറ്റു അന്വേഷണങ്ങളും നടന്നു. കുറുകപ്പുരക്കൽ പങ്കജവല്ലി (61) എന്നവരുടെ മാലയാണ് രണ്ട് യുവാക്കൾ പൊട്ടിച്ചത്.സ്ത്രീയുടെചെറുത്ത് നിൽപിനാലും ഒച്ചവെച്ചതിനാലും മാലയുടെ പകുതി കഷ്ണമാണ് അക്ര മികൾക്ക് ലഭിച്ചത്. മുളക് പൊടി വിതറി അവർ രക്ഷപ്പെടുകയായിരുന്നു. മുളക് പൊടി കൊണ്ടുവന്ന തുണിക്കഷ്ണവും പരിശോധനക്ക് വിധേയമാക്കി.ഇതിനിടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ രണ്ടു പേർ എടരിക്കോട് വെച്ച് പിടിക്കപ്പെട്ടിട്ടുണ്ടെന്നും പങ്കജവല്ലിയുടെ മകൻ സുഗു വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു.നാല് മണിക്കൂറിനകം അക്രമികൾ പിടിക്കപ്പെടുമെന്നും കേസ് അന്വേഷണ പുരോഗതിക്കായി പങ്കജവല്ലിയുടെ വീട്ടിലെത്തുമെന്നും പൊലീസ് പറഞ്ഞു. രാവിലെ ആറു മണിക്ക് പുറത്തിറങ്ങിയ പങ്കജവല്ലി മുറ്റത്ത് നിന്നും പശു തൊഴുത്തിനടുത്തെത്തിയ ഉടനെയാണ് അജ്ഞാതരായ രണ്ട് യുവാക്കൾ ചാടി വീണ് പുറത്ത് ചവിട്ടുകയും, ഒരാൾ പങ്കജവല്ലിയുടെ കഴുത്ത് ഞെരിക്കുകയും മറ്റെയാൾ തുണിക്കഷ്ണത്തിൽ പൊതിഞ്ഞ മുളക് പൊടി മുഖത്തേക്ക് വിതറിയുമാണ് മാല പൊട്ടിച്ചത്. പുറകിലൂടെ വന്ന് ചവിട്ടിവീഴ്ത്തിയതിനാൽ ഇവരുടെ മുഖത്തും ചുണ്ടിനും കാൽമുട്ടുകൾക്കും മാല പിടിച്ചു വലിച്ച ശക്തിയിൽ കഴുത്തിനും പരിക്കേറ്റിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് അകത്ത് നിന്നും മരുമകൾ എത്തിയപ്പോഴാണ് രണ്ട് പേർ ഓടുന്നത് കണ്ടത്.തുടർന്ന് മകനും നാട്ടുകാരും ചേർന്ന തിരച്ചിലിൽ മുളക് പൊടി പൊതിഞ്ഞ തുണിക്കഷ്ണം കണ്ടെത്തുകയും ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പണി പൂർത്തിയാകാത്ത വീടിനടുത്ത് ഒരു ബൈക്ക് കാണപ്പെടുകയും ചെയ്തത്. പിൻഭാഗത്തെ നമ്പർ പ്ലേറ്റ് എടുത്ത് മാറ്റപ്പെട്ട നിലയിലും മുളക് പൊടി പൊതിഞ്ഞ തുണിക്കഷ്ണത്തിൻ്റെ അതേ തുണികൊണ്ട് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് മൂടപ്പെട്ട നിലയിലുമായിരുന്നു. KL 65 P 7299 ബൈക്കാണ് കണ്ടെത്തിയത്. അന്നേരം തന്നെ വേങ്ങര പൊലീസിൽ വിളിച്ച് പരാതി പറയുകയും വേങ്ങര സ്റ്റേഷൻ എ എസ് ഐ മുഹമ്മദ് ഹനീഫയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ നടത്തിയ അന്വേഷണത്തിൽ 25/മെയ് 2020ൽ മുഹമ്മദ് ജുനൈദ് എന്ന വ്യക്തിയുടെ പേരിൽ വാങ്ങി രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. അക്രമികൾ വരുന്നതും മടങ്ങുന്നതുമായ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ തങ്ങളുടെ വീട്ടുമുറ്റത്തെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ കോട്ടക്കലിൽ സീനത്ത് ടെക്സ്റ്റൈൽസിന് മുൻവശം കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സഊദിയില്‍ വെള്ളടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശി മരിച്ചു ചെമ്മാട്ട് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു പാറക്കടവ് സ്വദേശി മരിച്ചു വേങ്ങരയിൽ നിരന്തരമായി കളവുകൾ നടത്തി നാടിന് തലവേദനയായ കള്ളൻ പിടിയിൽ. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്. മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍ തടിക്ക് യന്ത്രം പൊടിക്കുന്നു, ചുഴലിക്കാറ്റിനൊപ്പം ചുറ്റിക മിൽ, അനിമൽ ഫീഡ് പെല്ലറ്റ് മിൽ, ബെൽറ്റ് ഓടിച്ച ചുറ്റിക മിൽ, ഗാർഡൻ വുഡ് ചിപ്പറുകൾ, വുഡ് ക്രഷർ, ലോകത്തിലെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന ആര്‍.എസ്.എസ്. ‘പ്രസിദ്ധിപരാങ്മുഖത’ മുഖമുദ്രയാക്കിക്കൊണ്ടാണ് സംഘ സ്ഥാപകനായ ഡോക്ടര്‍ജിയും പിന്നീടു വന്ന ഗുരുജിയുമൊക്കെ സംഘടനയെ നയിച്ചത്. ചരിത്രം വളച്ചൊടിക്കുകയും ആസൂത്രിതമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് സംഘത്തിനുനേരെ ചെളിവാരിയെറിയാന്‍ ഈ നിലപാട് സഹായകരമായി. സ്ഥാപിതമായി നൂറുവര്‍ഷം തികയാറാകുമ്പോഴും ഇതിന് വലിയ മാറ്റമുണ്ടെന്ന് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ നവഭാരതത്തെ രൂപപ്പെടുത്തി ചരിത്രം സൃഷ്ടിച്ച സംഘടന സ്വന്തം ചരിത്രം രചിക്കുന്നതില്‍ പിന്നിലായി എന്നു പറഞ്ഞാല്‍ തെറ്റാകില്ല. ആധുനിക യുഗത്തില്‍ അഥവാ ഡിജിറ്റല്‍ കാലഘട്ടത്തില്‍ സംഘത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നവര്‍ക്ക് മുഖ്യ ആയുധമായി വര്‍ത്തിക്കുന്നത് ഈ വളച്ചൊടിക്കപ്പെട്ടതോ നിര്‍മ്മിച്ചെടുക്കപ്പെട്ടതോ ആയ ചരിത്രരേഖകളാണ്. രാഷ്ട്രീയ സ്വയംസേവക സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ല എന്നും ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തു എന്നുമൊക്കെ കമ്മ്യൂണിസ്റ്റുകാരും മതമൗലികവാദികളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നത് ഇത്തരത്തിലുള്ള കള്ളരേഖകളുടെ അടിസ്ഥാനത്തിലാണ്. സംഘം ഒരു ഹിന്ദുമതവര്‍ഗ്ഗീയ പ്രസ്ഥാനമാണ്, സംഘം സ്ഥാപിച്ചത് ഡോ.മുംഝേ ആണ്, ഇറ്റലിയിലെ നാസിസത്തിന്റെയും ജര്‍മ്മനിയിലെ ഫാസിസത്തിന്റെയും രൂപത്തിലും ആശയ അടിത്തറയിലുമാണ് അത് കെട്ടിപ്പൊക്കിയത്, ബ്രാഹ്മണജാതിക്കാരുടെ സംഘടനയാണ് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സംഘത്തിനുമേല്‍ അവര്‍ ചൊരിയുന്നത്. അവയ്‌ക്കെല്ലാം പ്രമാണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ചില ബ്രിട്ടീഷ് ഇന്ത്യാ രേഖകളാണ്. ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ വെബ്‌സൈറ്റിലുടെ ബ്രിട്ടീഷ് രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പ്രതിരോധിക്കാന്‍ ഇന്ന് സാധിക്കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള ആദ്യ വിവരണം നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ ലഭിക്കുന്നത് 1929 മെയ് മാസം ആദ്യപകുതിയില്‍ സെന്‍ട്രല്‍ പ്രവിശ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ്. ‘പൊളിറ്റിക്കല്‍’ എന്ന വിഭാഗത്തിലാണ് വിവരണം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ”വാര്‍ദ്ധയില്‍ ഒരു ദേശീയ വാളണ്ടിയര്‍ സേന രൂപീകരിച്ചിട്ടുണ്ട്. അത് നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയാണ്. അതിന്റെ ആദ്യ ചടങ്ങില്‍ ഹിന്ദുമഹാസഭാ നേതാക്കളായ ഡോക്ടര്‍ മുംഝേ, ചോള്‍ക്കര്‍, പരാഞ്ജ്‌പൈ എന്നിവരായിരുന്നു മുഖ്യ പ്രാസംഗികര്‍. ”ഇന്ത്യ ഹിന്ദുക്കളുടേതാണ് ന്യൂനപക്ഷ മതക്കാര്‍ സ്വന്തം കാര്യം നോക്കട്ടെ” എന്നതായിരുന്നു അവരുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കളെ സംഘടിപ്പിക്കുകയും, അവരുടെ വീടും രാജ്യവും സംരക്ഷിക്കുകയും ആണ് ഇപ്പോഴത്തെ അവരുടെ ലക്ഷ്യം. ഹിന്ദുക്കള്‍ ഒറ്റക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടുകയുമാണ് ആത്യന്തികലക്ഷ്യം. നാഗ്പൂരിന്റെ കമാണ്ടറായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ കീഴിലാണ് ഏകദേശം നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു.” (NAI Reference File-1929_17_17) ആര്‍.എസ്.എസ്സിനെ സംബന്ധിച്ച ആദ്യകാല റിപ്പോര്‍ട്ടുകള്‍ ‘പൊളിറ്റിക്കല്‍’ എന്ന വിഭാഗത്തിലായിരുന്നു ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീടത് ‘കമ്മ്യൂണല്‍’ എന്ന വിഭാഗത്തിലേക്ക് മാറ്റി എന്നത് ശ്രദ്ധേയമാണ്. ആദ്യകാലത്ത് നാഗ്പൂരിലും പിന്നീട് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നതിനാല്‍ ആ കാലത്തെ ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ കണ്ടെത്താനാകില്ല. ഉള്ളതുതന്നെ സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകളാണ്. ഹിന്ദുമഹാസഭയുടെ ഒരു പോഷക സംഘടനയാണ് ആര്‍.എസ്.എസ് എന്നുമുതല്‍ ഹിന്ദുമഹാസഭയുടെ നേതാവ് ഡോക്ടര്‍ മുംഝെയാണ് സംഘം സ്ഥാപിച്ചത് എന്നുവരെയുള്ള തെറ്റായ വിവരങ്ങളാണ് ആദ്യകാലത്തെ ബ്രിട്ടീഷ് രേഖകളില്‍ കാണാനാവുക. പേരിനോ പ്രശസ്തിക്കോ പ്രാധാന്യം കൊടുക്കാതെ നിശ്ശബ്ദമായി പ്രവര്‍ത്തിച്ചുപോന്ന സംഘടനയായതിനാല്‍ തുടക്കകാലത്ത് ബ്രിട്ടീഷുകാര്‍ സംഘത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരം തെറ്റുകള്‍ കടന്നുകൂടുക സ്വാഭാവികമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സംഘം വളരുകയും അതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് ബ്രിട്ടീഷുകാര്‍ സംഘത്തെ കൂടുതല്‍ നിരീക്ഷിക്കുകയും ഗൗരവത്തോടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. തുടക്കകാലത്തെ പിഴവുകള്‍ പിന്നീടവര്‍ തിരുത്തിയിട്ടുമുണ്ട്. എന്നാല്‍ പഴയ റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് കമ്മ്യൂണിസ്റ്റുകാരും മതമൗലികവാദികളും ഇന്നും സംഘത്തിനെതിരെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത്. ഇറ്റാലിയന്‍ ഫാസിസം, നാസികളുടെ യൂണിഫോം എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ അടിസ്ഥാനം തുടക്കകാലത്തെ ഈ ബ്രിട്ടീഷ് രേഖകളാണ് എന്നതാണ് രസകരമായ വസ്തുത. ബ്രിട്ടീഷുകാര്‍ തുടക്കകാലത്ത് സംഘത്തെ കണ്ടിരുന്നത് ഹിന്ദുമഹാസഭയുടെ ഭാഗമായാണ്. ഒരു പുതിയ സംഘടന രൂപീകരിച്ച കോലാഹലങ്ങള്‍ ഒന്നും സംഘരൂപീകരണ സമയത്ത് ഉണ്ടായിരുന്നില്ല. സംഘം ആരംഭിച്ച ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘടനയുടെ നേതാവ് എന്ന നിലയില്‍ എവിടെയും സാന്നിധ്യം അറിയിച്ചിരുന്നുമില്ല. അതേസമയം ഡോക്ടര്‍ ഹെഡ്‌ഗേവാറുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ഹിന്ദുമഹാസഭാ നേതാക്കള്‍ സംഘത്തിന്റെ പരിപാടികളില്‍ സംസാരിക്കുകയും സംഘം ജനകീയമാകണം എന്ന രീതിയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. അതിനാല്‍ അന്നത്തെ ഹിന്ദുമഹാസഭയുടെ പ്രധാന നേതാവായിരുന്ന ഡോക്ര്‍ മുംഝേ തന്നെയാണ് ആര്‍.എസ്.എസ്സും സ്ഥാപിച്ചത് എന്നാണ് ബ്രിട്ടീഷുകാര്‍ കരുതിപ്പോന്നത്. ബ്രിട്ടീഷുകാരുടെ ആ പിഴവിനെ ദുരുപയോഗം ചെയ്ത് ഡോക്ടര്‍ മുംഝേയുടെ പേരില്‍ ഉന്നയിക്കാവുന്ന ആരോപണങ്ങളെല്ലാം സംഘത്തിനുനേരെ തിരിച്ചുവിടാന്‍ പലരും മനപ്പൂര്‍വ്വം ശ്രമിച്ചിരുന്നു. ഒരു സൈനിക സ്‌കൂള്‍ ആരംഭിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡോക്ടര്‍ മുംഝേ 1931-ല്‍ യൂറോപ്പ് സന്ദര്‍ശിക്കുകയും ഇറ്റാലിയന്‍ ഏകാധിപതി മുസ്സോളിനിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ച് സംഘത്തിന്റെ ആശയത്തിന്റെ അടിസ്ഥാനം ഇറ്റാലിയന്‍ ഫാസിസ്റ്റ് സംഘടനയാണെന്നുവരെ അന്തര്‍ദേശീയ തലത്തില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. 1931 ഒക്ടോബര്‍ മാസം രണ്ടാം പകുതിയിലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ മുതല്‍ ഡോക്ടര്‍ മുംഝേയെ ആര്‍.എസ്.എസ്സിന്റെ ഭാഗമായി രേഖപ്പെടുത്തുന്നുണ്ട്. ആ റിപ്പോര്‍ട്ടിലെ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ സംഘത്തെ രേഖപ്പെടുത്തിയത് ‘മുംഝേയുടെ പട്ടാളം’ എന്നായിരുന്നു. ‘ഡോക്ടര്‍ മുംഝേയുടെ പട്ടാളമായ രാഷ്ട്രീയ സ്വയംസേവക സംഘം, ദസറ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 19-ന് പഴയ ആചാരമായ ആയുധപൂജ നടത്തി. ബോംബെയിലെ ഡോക്ടര്‍ സാവര്‍ക്കറെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മുഖ്യ പ്രാസംഗികനായ ഹെഡ്‌ഗേവാര്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ കടുത്ത മുഹമ്മദീയ വിരുദ്ധ പ്രസംഗം നടത്തി. പ്രവിശ്യയില്‍ സംഘടനയ്ക്ക് ഇപ്പോള്‍ 60 ശാഖകള്‍ ഉണ്ടെന്നും 6000 അംഗങ്ങള്‍ അതിലായി ഉണ്ടെന്നും പ്രസംഗിച്ചു. പിന്നീട് 600 പേര്‍ യൂണിഫോമില്‍ പങ്കെടുത്ത റൂട്ട്മാര്‍ച്ച് തെരുവിലൂടെ നാല് വരിയായി അണിനിരത്തിക്കൊണ്ട് നടത്തി.’ (NAI Reference Home-Political-NA-1931-NA_F-18_X-Oct) ചടങ്ങില്‍ ഡോ. ഹെഡ്‌ഗേവാര്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി എന്ന് വിവരിക്കുന്നുണ്ടെങ്കിലും എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നില്ല. അതോടൊപ്പം അവിടുത്തെ ഭോന്‍സ്‌ലെ കുടുംബത്തിലെ പ്രമുഖ അംഗമായ രാജാ ലക്ഷ്മണ്‍ റാവു ഭോന്‍സ്‌ലെ കാറിലിരുന്നു കൊണ്ട് റൂട്ട്മാര്‍ച്ചില്‍ പങ്കെടുത്തുവെന്നും ആ കുടുംബത്തിലെ അംഗങ്ങള്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള ഹിന്ദു സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ സംഘത്തിനും വര്‍ഗീയ സ്വഭാവം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹിന്ദു സ്വത്വബോധം ഉണര്‍ത്തുന്നവരെല്ലാം വര്‍ഗ്ഗീയവാദികളാണ് എന്ന കാഴ്ചപ്പാട് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കണം. 1932 ജൂലായ് രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ്സിന്റെ സര്‍ക്കാര്‍ വിരുദ്ധതയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ”ആര്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെറിയ ആശങ്കകള്‍ ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുമായി അതിന്റെ നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുള്ളതായി അറിവ് കിട്ടിയിട്ടുണ്ട്. നാഗ്പ്പൂരില്‍ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. ഈ സംഘടനയെ കൂടുതല്‍ അടുത്ത് നിരീക്ഷിക്കേണ്ടതായുണ്ട്.” NAI Reference Home-Political-NA-1932-NA_F-18-10_32) 1932 ആഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ സംഘത്തെക്കുറിച്ച് പ്രത്യേക തലക്കെട്ട് നല്‍കാതെ പൊളിറ്റിക്കല്‍ വിഭാഗത്തിലോ കമ്മ്യൂണല്‍ വിഭാഗത്തിലോ ഉള്‍പ്പെടുത്താതെ പ്രത്യേകമായി കൊടുത്തിരിക്കുന്നത്, ”ഭാരതം ഹിന്ദുക്കള്‍ക്ക് എന്ന ആഹ്വാനത്തോടൊപ്പം മറാത്തയിലെ പഴയ ഭഗവധ്വജം ദേശീയ പതാകയാക്കി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം വിരുദ്ധമാണ് ഈ മുന്നേറ്റം, നാഗ്പൂരിലും ചന്ദയിലും രക്ഷാബന്ധന്‍ ദിവസം അവര്‍ യൂണിഫോമിലുള്ള പരേഡ് നടത്തുകയും ചെയ്തു.” (NAI Reference Home-Political-NA-1932-NA_F-18-11_32) 1932-ല്‍ സംഘം റൂട്ടുമാര്‍ച്ചിലും മറ്റ് പരിപാടികളിലും ഭഗവധ്വജം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലും മുസ്‌ലീം വിരുദ്ധതയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും എന്താണ് അത് എന്ന് വിവരിക്കുന്നില്ല. മുഗള്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശ ചരിത്രവും അവരുടെ ഹിന്ദുവേട്ടകളുടെ ചരിത്രവും പ്രസംഗങ്ങളില്‍ പരാമര്‍ശിക്കുന്നതിനെയാണ് ബ്രിട്ടീഷുകാര്‍ ‘മുസ്ലിം വിരുദ്ധത’യായി ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഊഹിക്കാവുന്ന കാര്യം. അത്തരം ചര്‍ച്ചകളും പ്രസംഗങ്ങളും സംഘടനയില്‍ ഇന്നും നടക്കുന്നുണ്ട് എന്നത് ഒരു രഹസ്യമല്ല. അത്രയും കാലം ആര്‍.എസ്.എസ് എന്ന സംഘടനയെ നിരീക്ഷിക്കുക മാത്രം ചെയ്തിരുന്ന ബ്രിട്ടീഷ് അധികൃതര്‍ ഈ റിപ്പോര്‍ട്ടിനുശേഷം സംഘത്തിനെതിരെ നടപടികളിലേക്ക് തിരിഞ്ഞു. 1932 നവംബര്‍ രണ്ടാം പകുതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ ഹിന്ദുമഹാസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നു. അതോടൊപ്പം പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ആര്‍.എസ്.എസ്സിന്റെ പരിശ്രമത്തെ അവര്‍ സഹായിക്കാന്‍ തീരുമാനിച്ചതും വിവരിക്കുന്നുണ്ട്. സംഘത്തിന്റെ മദ്ധ്യദേശത്തിലെ വളര്‍ച്ച വിലയിരുത്തിയ ബ്രിട്ടീഷുകാര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള സംഘടനയുടെ തീരുമാനത്തെ ഗൗരവത്തോടെയാണ് കണ്ടത്. ജാതീയമായ തൊട്ടുകൂടായ്മയ്‌ക്കെതിരെ ഹിന്ദു സംഘടനകള്‍ നിലപാടെടുത്താല്‍ അത് ഹിന്ദു ഐക്യത്തിന് കാരണമാകുമെന്നും ജാതീയമായി ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഭയന്നിരിക്കണം NAI Reference:-Home_Polit ical_NA_1932_NA_F-18-14_32) എന്തായാലും 1932 ഡിസംബര്‍ മാസത്തോടെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മാത്രമല്ല, ഡിസംബര്‍ മാസം ആദ്യപകുതിയിലെ റിപ്പോര്‍ട്ട് മുതല്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള ക്യാമ്പയിനിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സംഘത്തെ ‘കമ്മ്യൂണല്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചു. ”വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പേരില്‍ അറിയപ്പെടുന്ന ഹിന്ദു സംഘടനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി” Reference Home_Political_NA_1932_NA_F-18-14_33) 1933ലെ രസകരമായ ഒരു സംഭവം ബ്രിട്ടീഷ് റിപ്പോര്‍ട്ടിലുണ്ട്. ഗാന്ധിജി പങ്കെടുക്കേണ്ടിയിരുന്ന ഒരു പരിപാടിയില്‍ സംഘത്തിന്റെ ബാന്‍ഡ് മേളം അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതില്‍ നിന്നും സംഘം വിട്ടുനിന്നു എന്നതാണ് അത്. ”ഭഗവധ്വജത്തിനെ സല്യൂട്ട് ചെയ്യുന്ന ബാന്‍ഡ് സംഘത്തിന്റെ രീതി സംഘാടകര്‍ അനുവദിക്കാത്തതിനാല്‍ ആര്‍.എസ്.എസ്. ആ പരിപാടി നിരസിക്കുകയും സംഘാടകര്‍ക്ക് മറ്റൊരു ബാന്‍ഡ് സംഘത്തിനെ വാടകയ്ക്ക് എടുക്കേണ്ടി വരികയും ചെയ്തു.” Reference Home-Political-NA-1933-NA_F-3-23_33) 1932 ഒക്ടോബര്‍ മാസത്തിന്റെ ആദ്യപകുതിയിലെ സെന്‍ട്രല്‍ പ്രവിശ്യയിലെ റിപ്പോര്‍ട്ടിലും സംഘത്തെക്കുറിച്ചുള്ള പരാമര്‍ശം പൊളിറ്റിക്കല്‍, കമ്മ്യൂണല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുത്താതെയാണ് കൊടുത്തിരിക്കുന്നത്. നാഗ്പൂരിലെ ദസറ ഉത്സവത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടില്‍ 1000 പ്രവര്‍ത്തകര്‍ യൂണിഫോമില്‍ ആയുധപൂജയിലും റൂട്ട്മാര്‍ച്ചിലും പങ്കെടുത്തതായി പറയുന്നുണ്ട്. വീര സാവര്‍ക്കറുടെ സഹോദരന്‍ ഗണേഷ് സാവര്‍ക്കര്‍ എന്ന ബാബാറാവു സാവര്‍ക്കറും ഭോന്‍സ്ലെ രാജ, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, ഡോക്ടര്‍ മുംഝെ എന്നിവരും ആ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് സംസാരിച്ച ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, അത് തീരുമാനിക്കേണ്ടത് ഹിന്ദുക്കളാണ് എന്ന് ആഹ്വാനം ചെയ്തു. വിദേശികളുടെയോ ഹിന്ദുക്കള്‍ അല്ലാത്തവരുടെയോ ഇടപെടല്‍ അതിനായി ആവശ്യമില്ല എന്ന് ഹെഡ്‌ഗേവാര്‍ പ്രസംഗിച്ചുവെന്നും അതിന്റെ പേരില്‍ സര്‍ക്കാര്‍ പ്രാസംഗികനെതിരെ നടപടി എടുക്കുമോ എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. 1933 ഒക്ടോബര്‍ രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ ജില്ലയിലെ ഒരു പരിപാടിയില്‍ മുസ്ലീങ്ങളെ കടന്നാക്രമിച്ചുകൊണ്ട് സംസാരിച്ചു എന്ന് വിവരിക്കുന്നുണ്ട്. കേസെടുക്കാന്‍ ആകില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്താണ് സംസാരിച്ചത് എന്ന് ഒരു റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നില്ല. അവിടെ വാറോറ എന്ന സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ മുസ്‌ലീം അക്രമത്തിനെതിരെയാണ് പ്രസംഗിച്ചത് എന്ന് ഊഹിക്കാനുള്ള സാഹചര്യം ഉണ്ട്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്. ‘2. കമ്യൂണല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ചന്ദ ജില്ലയിലെ വാറോറയിലുള്ള മുസ്ലിങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. ക്രിമിനല്‍ നടപടികള്‍ എടുക്കാനുള്ള ഒന്നുമില്ലെങ്കിലും നിരീക്ഷണം ശക്തിപ്പെടുത്തും.’ Reference Home-Political-NA-1933_NA_F-18-12_33) ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുമുണ്ടായിരുന്ന ഹിന്ദുവിവേചനങ്ങള്‍ക്കെതിരെയും മുസ്‌ലിങ്ങളുടെ ഹിന്ദുക്കള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയും നിലപാടെടുത്തു എന്നതാണ് സംഘത്തിനും ഡോക്ടര്‍ ഹെഡ്‌ഗേവാറിനും മുസ്‌ലീം വിരുദ്ധത ഉണ്ട് എന്ന് ബ്രിട്ടീഷുകാര്‍ വ്യാഖ്യാനിക്കാന്‍ കാരണം. ഹിന്ദു എന്ന പദം മതത്തിന്റെ കാഴ്ചപ്പാടിലല്ല സംസ്‌കാരത്തിന്റെ കാഴ്ചപ്പാടിലാണ് സംഘം ദര്‍ശിക്കുന്നത് എന്നത് മുഖവിലയ്ക്ക് എടുക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായിരുന്നില്ല എന്ന് ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇന്നും ഇതേ കാരണത്താലാണ് സംഘത്തിന് വര്‍ഗ്ഗീയപരിവേഷം ചാര്‍ത്താന്‍ ചിലര്‍ തയ്യാറാകുന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും. ഹിന്ദുവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാറ്റിനെയും താറടിച്ചു കാണിക്കുക എന്ന രീതി മുഗള്‍ കാലം മുതല്‍ക്കേ ആരംഭിച്ചതാണ്. മുസ്ലിം-ക്രിസ്ത്യന്‍ മതവല്‍ക്കരണ തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരും പിന്നീട് സാംസ്‌കാരിക വിപ്ലവത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റുകാരും അത് ഏറ്റെടുത്തു. ലോകത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളെയെല്ലാം ചവിട്ടിമെതിച്ച് മതവും അധികാരവും സ്ഥാപിച്ചെടുത്ത മേല്‍പ്പറഞ്ഞ ശക്തികളുടെ ചരിത്രം എത്രമാത്രം രക്തപങ്കിലമാണ് എന്ന് നമുക്കറിയാം. ഇന്നും ഹിന്ദു വേട്ട നടത്താന്‍ ഈ ശക്തികള്‍ പരസ്പരം സഹായിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു നീക്കമായേ ഇറ്റലിയിലെ ഫാസിസ്റ്റ് സംഘടനയുടെ രൂപവും ഭാവവും പകര്‍ത്തിയാണ് ആര്‍.എസ്.എസ്. രൂപീകരിക്കപ്പെട്ടത് എന്ന ആരോപണത്തെ കാണാനാകൂ. ഒരു കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ആസൂത്രിതമായി നടത്തിയ ഇത്തരത്തിലുള്ള കുപ്രചരണങ്ങളെ ഇന്ന് തെളിവുകള്‍ സഹിതം തുറന്നുകാട്ടാന്‍ സാധിക്കുന്നു. ഈ ലേഖനം എഴുതിയത് കസോലാറി മാര്‍സിയ എന്ന ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകയാണ്. ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ ഇരുപത് വര്‍ഷം മുമ്പ് എഴുതിയ ലേഖനത്തില്‍ സംഘത്തെ ഫാസിസവുമായി കൂട്ടിക്കെട്ടാനുള്ള കഠിനമായ പരിശ്രമമാണ് നടത്തിയത്. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിനുമേല്‍ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ നെഹ്‌റു സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഈ ലേഖനത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ആക്രമിക വര്‍ഗ്ഗീയ സംഘടന, മഹാരാഷ്ട്രാ ബ്രാഹ്മണ സംഘടന, ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്നു, ഭരണഘടനയെ മാനിക്കുന്നില്ല, സ്വന്തമായി ഭരണഘടനയില്ല, അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പില്ല, ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പില്ല, വരവുചെലവ് കണക്കുകള്‍ രഹസ്യമാണ്, പ്രവര്‍ത്തനം രഹസ്യമാണ് തുടങ്ങിയ ആരോപണങ്ങളാണ് അവ. ഇന്നത്തെ കാലഘട്ടത്തില്‍ ആഴത്തിലുള്ള പരിശോധനയുടെ ആവശ്യം പോലുമില്ലാതെ തള്ളിക്കളയാന്‍ സാധിക്കുന്നതാണ് ഇതിലെ ആരോപണങ്ങള്‍. ഇത്രയും സുതാര്യമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയെ കാണാന്‍ പോലും സാധിക്കില്ല. 1948-ല്‍ ഗാന്ധിവധത്തില്‍ പങ്കുണ്ട് എന്ന് ആരോപിച്ച് സംഘത്തെ നെഹ്രു സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ സംഘത്തിന് ഗാന്ധിവധവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയപ്പോള്‍ സംഘടനയ്ക്ക് സ്വന്തമായി ഭരണഘടനയില്ലെന്ന് പറഞ്ഞ് നിരോധനം നിലനിര്‍ത്താന്‍ നെഹ്രു സര്‍ക്കാര്‍ ശ്രമിച്ചു. തുടര്‍ന്ന് അന്നത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാല്‍ക്കര്‍ സംഘടനയുടെ കീഴ്‌വഴക്കങ്ങളും ആശയാധിഷ്ഠാനവും വ്യക്തമാക്കി ഭരണഘടനാ രൂപത്തിലാക്കി സര്‍ക്കാരിന് നല്‍കി. ഇന്നും അതേ കീഴ്‌വഴക്കങ്ങള്‍ പിന്തുടരുന്ന സംഘടനയില്‍ ആ ലിഖിത ഭരണഘടനയ്ക്ക് ഒട്ടും പ്രാധാന്യമില്ല എന്നതാണ് വസ്തുത. സംഘം സ്ഥാപിച്ച വ്യക്തിയുടെയും തലപ്പത്തിരുന്ന വ്യക്തികളുടെയും ജാതി ചികഞ്ഞെടുത്ത് സംഘത്തിന് ഒരു ‘സവര്‍ണ്ണജാതി’ ലേബല്‍ തുടക്കകാലത്തെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ നല്‍കിയിരുന്നു. എന്നാല്‍ സംഘത്തെ കൂടുതല്‍ അടുത്ത് നിരീക്ഷിച്ചപ്പോള്‍ അത് തെറ്റാണ് എന്ന് അവര്‍ക്ക് ബോധ്യം വന്നു. ആ ബോധ്യം അവരുടെ പിന്നീടുള്ള റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നതാണ്. സംഘത്തില്‍ ജാതിയ്‌ക്കോ ജാതീയതയ്‌ക്കോ സ്ഥാനമില്ലെന്ന് സംഘത്തിന്റെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ഗാന്ധിജി തന്നെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. വിഭജന സമയത്ത് സംഘത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനവും അത് ജനങ്ങളില്‍ ഉണ്ടാക്കിയ മതിപ്പും നെഹ്രുവിന്റെ കുടിലമനസ്സിനെ ഏറെ അസ്വസ്ഥമാക്കിയിരുന്നു. സംഘത്തിന്റെ വര്‍ദ്ധിച്ചു വരുന്ന ജനസ്വാധീനം തങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്ന ചിന്തയാകാം മുകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംഘത്തിന്റെ തലയില്‍ കെട്ടിവെച്ച് സംഘത്തെ നിരോധിക്കാന്‍ നെഹ്രുവിന് പ്രേരണയായത്. ഇന്നും ഈ ആരോപണങ്ങളെല്ലാം കമ്മ്യൂണിസ്റ്റ്-ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള സംഘവിരുദ്ധ ശക്തികള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത് വിഘടന വാദികള്‍ക്ക് സംഘം എത്രമാത്രം തലവേദന സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ്. ഫാസിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സംഘത്തെ നിരോധിക്കാന്‍ നെഹ്രു സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മറ്റൊരു ആരോപണം. എന്നാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിര, ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന ഏകാധിപത്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിവിട്ട് 1975-ല്‍ ജനാധിപത്യത്തെ അട്ടിമറിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച സമരപരമ്പരകള്‍ക്ക് നേതൃത്വം കൊടുത്തത് ആര്‍.എസ്.എസ്. ആണ് എന്ന് അറിയാത്തവരല്ല ഈ ആരോപണം ഉന്നയിക്കുന്നത്. സംഘം ഭരണഘടനയെ മാനിക്കുന്നില്ല എന്നതാണ് മറ്റൊരു ആരോപണം. നൂറുവര്‍ഷത്തോടടുക്കുന്ന പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടന, രാജ്യത്തിന്റെ ഭരണഘടനയെയോ ജനാധിപത്യ മൂല്യങ്ങളെയോ തള്ളിക്കളഞ്ഞതായ ഒരു സംഭവം ചൂണ്ടിക്കാണിക്കാന്‍ വിമര്‍ശകര്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. അയോദ്ധ്യയിലെ തര്‍ക്കമന്ദിര വിഷയത്തില്‍ ശക്തമായ നിലപാടെടുത്തതും ശ്രീരാമ ക്ഷേത്രത്തിനായി ശബ്ദമുയര്‍ത്തിയതും ഫാസിസമായി വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംഘത്തിന്റെ നിലപാടുകള്‍ ധാര്‍മ്മികമായും ചരിത്രപരമായും ശരിയായിരുന്നുവെന്ന് കോടതികളും ആര്‍ക്കിയോളജിക്കല്‍ തെളിവുകളും ഇന്ന് സാക്ഷ്യപ്പെടുത്തുന്നു. ആര്‍.എസ്.എസ്സില്‍ ഫാസിസം ആരോപിക്കുന്ന കമ്മ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും ഫാസിസത്തെ കവച്ചുവെക്കുന്ന ഏകാധിപത്യവും ഭീകരതയും നിഗൂഢതയും ചരിത്രത്തിലുടനീളം വെളിവാക്കിയിട്ടുള്ളവരാണ്. 1975ല്‍ അടിയന്തിരാവസ്ഥയുടെ ഏകാധിപത്യവും 1984ല്‍ സിഖുവിരുദ്ധ കലാപവുമെല്ലാം നടത്തിയവരാണ് ആര്‍.എസ്.എസ്സിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും കമ്മ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നത്. സംഘത്തില്‍ അംഗമാകുന്നവര്‍ക്ക് മെമ്പര്‍ഷിപ്പോ മെമ്പര്‍ഷിപ്പ് ഫീസോ ഇന്നും ഇല്ല. എന്നാല്‍ പണ്ടു മുതല്‍ക്കേ ഓരോ ശാഖയിലും പങ്കെടുക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ ശാഖാതലങ്ങളില്‍ സൂക്ഷിക്കുകയും മേല്‍ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിലാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ആ സങ്കല്‍പ്പത്തില്‍ തന്നെയാണ് അതിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും. പൊതു ഇടങ്ങളില്‍ പരസ്യമായാണ് സംഘത്തിന്റെ ശാഖകള്‍ നടക്കുന്നത്. ഒരു തരത്തിലുള്ള രഹസ്യ പ്രവര്‍ത്തനങ്ങളും സംഘത്തിനില്ല. എന്നിട്ടും സംഘത്തിനുമേല്‍ ‘നിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘടന’ എന്ന ആരോപണം ഉന്നയിക്കാനാണ് വിമര്‍ശകര്‍ തയ്യാറാകുന്നത്. വരവുചെലവു കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും അതാത് സമയത്ത് സര്‍ക്കാരിനേയും മറ്റ് ഔദ്യോഗിക സംവിധാനങ്ങളേയും ധരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍ നിന്നുള്ള ധനശേഖരണം നിയമസംവിധാനം അനുശാസിക്കുന്ന രീതിയില്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ കൂടി മാത്രമാണ് സംഘം ചെയ്യുന്നത്. എന്നാല്‍പ്പോലും വിദേശത്തുനിന്ന് സാമ്പത്തികസഹായം പറ്റുന്ന സംഘടന എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ എതിരാളികള്‍ മടികാണിക്കാറില്ല. കസോലാറി മാര്‍സിയ എന്ന ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകയുടെ മേല്‍പ്പറഞ്ഞ ലേഖനത്തിലെ ആരോപണങ്ങളെ വെറും ബാലിശമെന്ന് വിലയിരുത്താമെങ്കിലും അതോടൊപ്പം ആ ലേഖനത്തിലുള്ള ഗുരുതരവും വസ്തുതാപരമായ പിഴവുകളും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. പ്രസ്തുത ലേഖനത്തെയും അതിലെ തെറ്റായ ഭാഗങ്ങളും ഉദ്ധരിച്ചാണ് രാജ്യത്തിനുള്ളിലും പുറത്തും പലരും ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നത്. ആ ലേഖനത്തിന്റെ നാലാമത്തെ പേജില്‍ നാഷണല്‍ ആര്‍ക്കൈവ്‌സിലെ ബ്രിട്ടീഷ് രഹസ്യരേഖയിലുള്ള 1933 വര്‍ഷത്തെ 88/33 എന്ന ഫയലിലുള്ളത് എന്ന രീതിയില്‍ താഴെ കൊടുത്തിരിക്കുന്ന ഉദ്ധരണികള്‍ ചേര്‍ത്തിരിക്കുന്നു. എന്നാല്‍ ഈ വരികളുള്ളത് 1933 വര്‍ഷത്തിലല്ല. മറിച്ച് 1940 ലെ രഹസ്യ ഫയലിലാണ്. അതുമാത്രമല്ല, ഈ വരികളുള്ളത് റിപ്പോര്‍ട്ടിലല്ല; മറിച്ച് ഡ്രാഫ്റ്റില്‍ മാത്രമാണ്. കത്തുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിന് മുന്നോടിയായി തെറ്റുകളും വെട്ടിത്തിരുത്തലുകളും നിറഞ്ഞതാണ് ഡ്രാഫ്റ്റ്. പ്രസ്തുത ലേഖനത്തില്‍ 1933-ലേതായി ഉദ്ധരിച്ചിരിക്കുന്ന വാചകവും 1940-ലെ ഡ്രാഫ്റ്റിലുള്ള വാചകവും തമ്മില്‍ ഒരു വാക്കിന്റെ പ്രയോഗത്തിലെ(say/assert വ്യത്യാസം മാത്രമേയുള്ളൂ എന്ന് കാണാം. അതായത് ആര്‍.എസ്.എസ് ഭാവിയില്‍ ഫാസിസ്റ്റ്-നാസിസ്റ്റ് സംഘടനയാകും എന്നുള്ള അടിസ്ഥാനരഹിതമായ ചിന്തയെ ഡ്രാഫ്റ്റില്‍ കൊടുത്തത് ഒറിജിനല്‍ റിപ്പോര്‍ട്ടാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിക്കാന്‍ ലേഖനത്തില്‍ വര്‍ഷവും ഫയല്‍ നമ്പറും തെറ്റിച്ചുകൊടുത്ത് ലേഖിക കസോലാറി മാര്‍സിയ മനഃപ്പൂര്‍വ്വം ശ്രമം നടത്തി. 1930 കാലഘട്ടത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതാണ് പ്രസ്തുത ലേഖനം എന്നതുകൊണ്ട് സൗകര്യപൂര്‍വ്വം 1933ലേതായി ഉള്‍പ്പെടുത്തിയതുമാകാം. അതോടൊപ്പം പ്രസ്തുത വരികള്‍ ഡ്രാഫ്റ്റില്‍ മാത്രമാണുണ്ടായിരുന്നതെന്നും യഥാര്‍ത്ഥ റിപ്പോര്‍ട്ടില്‍ ആ വരികള്‍ നീക്കം ചെയ്തിരുന്നു എന്നുമുള്ള കാര്യം അവര്‍ മറച്ചുവെച്ചു. 1933-ലെ അത്തരമൊരു ഫയല്‍, നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഉണ്ടോ എന്നത് പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പോരെങ്കില്‍ പ്രസ്തുത വരികള്‍ മുമ്പുള്ള റിപ്പോര്‍ട്ടില്‍നിന്ന് കടമെടുത്തതാണ് എന്ന സൂചന 1940-ലെ ഡ്രാഫ്റ്റില്‍ നല്‍കിയിട്ടുമില്ല. മറ്റൊരു റിപ്പോര്‍ട്ടിലെ വാചകം ഉപയോഗിക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവയുടെ റഫറന്‍സ് വെക്കുന്ന പതിവുണ്ട്. 1937-ലെ ഫയലിന്റെ ഒരു ഭാഗത്ത് ആര്‍.എസ്.എസ്. ഭാവി ഇന്ത്യയില്‍ ജര്‍മ്മനിയിലെ നാസികളെപ്പോലെ ഫാസിസ്റ്റ് സംഘടനയാകും എന്നൊരു വാചകം ഉള്‍പ്പെടുന്നുണ്ടെങ്കിലും 1918ലാണ് ആര്‍.എസ്.എസ്. സ്ഥാപിച്ചത് എന്ന രീതിയിലുള്ള തെറ്റുകളടങ്ങിയ ആ റിപ്പോര്‍ട്ട് തീര്‍ത്തും ഗൗരവതരമല്ലാത്ത ഒന്നായേ പരിഗണിക്കാനാകൂ. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഡിജിറ്റൈസ് ചെയ്യാത്ത ഫയലിലാണ് ആ വാചകമുള്ളത് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ, 1940-ലെ ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍നിന്ന് ഈ വാചകം പ്രസക്തമല്ലെന്നുകണ്ട് നീക്കം ചെയ്തു എന്നും കാണേണ്ടിവരും. മറ്റൊരു വസ്തുതയുള്ളത്, രാഷ്ട്രീയ സ്വയംസേവക സംഘത്തെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കുന്നത് 1939 നുശേഷമാണ്. അതുവരെയുള്ള സംഘത്തെ സംബന്ധിച്ച ബ്രിട്ടീഷ് റിപ്പോര്‍ട്ടുകള്‍ക്ക് ഒരു ഖണ്ഡികയില്‍ ഒതുങ്ങുന്ന പ്രാധാന്യമേ ഉണ്ടായിരുന്നുള്ളൂ എന്നതും കാണാം. നിരവധി തെറ്റുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങളും കൂടി അതിലുള്‍പ്പെടുമെന്നതിനാല്‍ അത്രയും ഗൗരവമേ അതിന് നല്‍കപ്പെട്ടിട്ടുള്ളൂ. ഇനി 1940-ലെ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ചാല്‍ അതൊരു രഹസ്യ സിഐഡി റിപ്പോര്‍ട്ടാണെന്ന് മനസ്സിലാകും. സംഘത്തെ ഗൗരവതരമായി വിലയിരുത്തുന്ന ലഭ്യമായ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് അത്. 1932-ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംഘത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചു എന്നതല്ലാതെ, 1939 വരെ സംഘത്തിനെ കാര്യമായി ബ്രിട്ടീഷുകാര്‍ നിരീക്ഷിക്കുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ലേഖനത്തില്‍ 1933-ല്‍ ഉണ്ടായിരുന്നതായി പറയുന്ന വാചകത്തിന് പ്രസക്തി പോലുമില്ല. ഇത്തരം കാര്യങ്ങള്‍ വിലയിരുത്താതെയാണ് ആര്‍.എസ്.എസ്സിന് ഫാസിസ്റ്റ് ലേബല്‍ ചാര്‍ത്താന്‍ ലേഖിക കസോലാറി മാര്‍സിയ ശ്രമിച്ചത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. സംഘത്തിനെതിരെ കൃത്യമായ പ്രൊപ്പഗണ്ട ഇറക്കുക എന്നതു മാത്രമായിരുന്നു ലേഖികയുടെ ഉദ്ദേശ്യം. സംഘത്തെ നാസിസത്തോടും ഫാസിസത്തോടുമൊക്കെ തരംപോലെ ബന്ധപ്പെടുത്താന്‍ കസോലാറി മാര്‍സിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധിച്ചത് സംഘ സ്ഥാപകനായ ഡോക്ടര്‍ജിക്ക് ഡോക്ടര്‍ മുംഝെയുമായി ഉണ്ടായ അടുത്ത ബന്ധം മൂലമായിരുന്നു. സംഘടനയുടെ തുടക്കകാലത്ത് ഡോ.മുഝേയുടെ സഹായസഹകരണങ്ങള്‍ ഡോക്ടര്‍ജി പ്രയോജനപ്പെടുത്തി എന്നതിനാലാവാം സംഘത്തിന്റെ നേതാവായും സ്ഥാപകനായിപ്പോലും അദ്ദേഹത്തെ ബ്രിട്ടീഷ് അധികൃതര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഡോക്ടര്‍ജി കോണ്‍ഗ്രസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അത്രതന്നെയോ അതിനേക്കാള്‍ കൂടുതലോ ആയി ഹിന്ദു മഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതിനാലാവാം ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായിത്തീര്‍ന്നത്. ഡോക്ര്‍ മുംഝെ 1930-ന്റെ തുടക്കകാലത്ത് ഒരു സൈനിക സ്‌കൂള്‍ ആരംഭിക്കുന്നതിനായി തീരുമാനിച്ചു. അതിനെകുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനായി അദ്ദേഹം യൂറോപ്പ് സന്ദര്‍ശിച്ചു. 1931 മാര്‍ച്ച് 15 മുതല്‍ 24 വരെ റോമില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മുംഝെ, ഇറ്റാലിയിലെ ഭരണാധികാരിയായ മുസ്സോളിനിയെയും സന്ദര്‍ശിച്ചിരുന്നു. മുസ്സോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെ ക്രൂരതകള്‍ അക്കാലത്ത് വേണ്ട രീതിയില്‍ പുറത്തു വന്നിരുന്നില്ല. അതിനാല്‍ ലോകം അത് ചര്‍ച്ച ചെയ്തിരുന്നില്ല. അതിനാല്‍ ആ സന്ദര്‍ഭത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ല. അങ്ങനെ ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ 1935-ല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദു മിലിട്ടറി സ്‌കൂള്‍ ആരംഭിക്കാന്‍ ഡോക്ടര്‍ മുംഝെയ്ക്ക് സാധിച്ചു. എന്നാല്‍ പില്‍ക്കാലത്ത് രണ്ടാം ലോകമഹായുദ്ധത്തോടെ മുസ്സോളിനിയുടേയും ഹിറ്റ്‌ലറുടെയും ഏകാധിപത്യ ഫാസിസ്റ്റ്-നാസിസ്റ്റ് ഭരണകൂടങ്ങളുടെ ക്രൂരതകള്‍ ലോകത്ത് ചര്‍ച്ചയാവുകയും മുംഝെയുടെ ഈ യാത്രയേയും ആര്‍.എസ്.എസ്സിനേയും ബന്ധപ്പെടുത്തി കുബുദ്ധികള്‍ കഥകള്‍ മെനയുകയും ചെയ്തു. ഡോക്ടര്‍ മുംഝെ ആര്‍.എസ്.എസ് പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ടെങ്കിലും ആര്‍.എസ്.എസ്സിനോ മുംഝെയ്‌ക്കോ ഫാസിസ്റ്റ് ബന്ധം ബ്രിട്ടീഷ് അധികൃതര്‍ ആരോപിച്ചിട്ടില്ല. എന്നാല്‍, ഡോക്ടര്‍ മുംഝെ ഇറ്റലി സന്ദര്‍ശിച്ച അതേ വര്‍ഷം സാക്ഷാല്‍ ഗാന്ധിജി മുസ്സോളിനിയെ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. കൂടാതെ മുസ്സോളിനിയെ ഏറ്റവും വലിയ രാജ്യതന്ത്രജ്ഞന്‍ എന്നുകൂടി ഗാന്ധിജി വാഴ്ത്തിയിട്ടുണ്ട്. അതായത് ഇന്നത്തെ കാലഘട്ടത്തില്‍ ചിന്തിക്കുന്നതുപോലെ മുസ്സോളിനിയും ഹിറ്റ്‌ലറുമൊന്നും അന്ന് ‘തൊട്ടുകൂടാത്തവര്‍’ ആയിരുന്നില്ല എന്നതാണ് വസ്തുത. അതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ഡോക്ടര്‍ മുംഝെയെയും അതിലൂടെ സംഘത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നത്. തുടക്കത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റിയശേഷം പിന്നീടുള്ള ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ ഡോക്ടര്‍ മുംഝെയെ ഹിന്ദുമഹാസഭ നേതാവ്, ഡോക്ടര്‍ ഹെഡ്‌ഗേവാറുമായി നല്ല ബന്ധമുള്ള വ്യക്തി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘത്തിന്റെ നയരൂപീകരണത്തില്‍ ഡോക്ടര്‍ മുംഝെയ്ക്ക് ഒരുവിധത്തിലുമുള്ള പങ്കും ഉണ്ടായിരുന്നില്ലെന്ന് അവര്‍ക്ക് ബോധ്യമായി. 1935-ല്‍ ഡോക്ടര്‍ മുംഝെ തന്റെ മിലിട്ടറി ട്രെയിനിംഗ് സ്‌കൂള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് ബ്രിട്ടീഷ് രേഖകളിലുണ്ട്.(NAI Reference: Roll_00002_ File_ No_6_PART_I)ആ സൈനിക സ്‌കൂള്‍ ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. അതിന്റെ രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ വിവരിക്കുന്ന ഫയലില്‍ എവിടെയും സംഘവുമായി ബന്ധപ്പെടുത്തിയുള്ള ഒന്നും കാണാന്‍ സാധിക്കില്ല. കൂടാതെ മുംഝെയുടെ മറ്റു താല്പര്യങ്ങളെ അവഗണിക്കുന്ന ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ നിലപാടുകളും പിന്നീട് അദ്ദേഹത്തെ പൂര്‍ണ്ണമായി തള്ളിക്കളയുന്ന രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിന്റെ നിലപാടുകളും വിവിധ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളിലൂടെ ലഭ്യമാകുന്നുണ്ട്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. സൈന്യത്തിന്റേത് മഹത്തായ സേവനം: രാജ്‌നാഥ് സിംഗ് ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാഭാവം:ഡോ. മോഹന്‍ ഭാഗവത് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണാന്‍ ഭാഗ്യമുണ്ടായ ഒരു കവിയുടെ ഏഴു പതിറ്റാണ്ടു നീളുന്ന സാഹിത്യജീവിതത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത്തിമൂന്നു രചനകളുടെ സമാഹാരമാണ് നാം എങ്ങോട്ട്. ചെറുപ്രായത്തില്‍ത്തന്നെ സ്വാമിഗുരുവരാനന്ദജിയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച് സത്ത്വസംശുദ്ധമായി ജീവിക്കുന്ന ഈ മാതൃകാദ്ധ്യാപകന് ആര്‍ഷധര്‍മ്മപ്രകീര്‍ത്തനമാണ് ഇഷ്ട വിഷയം. ഭാരതമാതാവാണ് ഉപാസ്യദേവത. സനാതന ധര്‍മ്മ പ്രവേശിക, നാമജപമാഹാത്മ്യം. അരീക്കുന്ന് വിഷ്ണുക്ഷേത്രമാഹാത്മ്യം, ശാക്തേയചരിതം തുടങ്ങിയ മറ്റുഗ്രന്ഥങ്ങളുടെ പേരുകള്‍ തന്നെ ആ മനസ്സിന്റെ മഹത്ത്വത്തെ കാട്ടിത്തരുന്നു. ഗുരുവരാനന്ദജിക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്ന കവിതയോടുകൂടിയാണ് തുടക്കം. മഹാത്മാ അയ്യങ്കാളിക്ക് ആദരമര്‍പ്പിക്കുന്ന കവിതയോടുകൂടിയാണ് സമാപനം. ഭാരതവര്‍ഷം, ആര്‍ഷഭാരതത്തിലെ ഋഷികള്‍ തുടങ്ങിയവയാണ് കവിതകള്‍. തനിക്ക് അതതുകാലത്ത് ആരാദ്ധ്യരായവര്‍ക്കുള്ള പ്രശംസകള്‍, മംഗളപദ്യങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണങ്ങളാണ് രചനകള്‍. തന്റെ നാട്ടില്‍ തിളങ്ങിനിന്നിരുന്ന കര്‍ഷകത്തൊഴിലാളി, പാരമ്പര്യ വൈദ്യന്‍, കരകൗശല വിദഗ്ദ്ധന്‍ തുടങ്ങി യാതൊരു തരത്തിലും പുറം ലോകമറിയാനിടയില്ലാതെപോയ എത്രയോ പേര്‍ ഇദ്ദേഹത്തിന്റെ കവിതകളിലൂടെ അനശ്വരരാകുന്നു. നാം എങ്ങോട്ട്, മാറ്റുവിന്‍ ചട്ടങ്ങളെ എന്നിങ്ങനെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കുന്ന രചനകളുമുണ്ട്. ഇക്കാലത്തും ഈ പ്രതിഭയ്ക്ക് തിളക്കമുണ്ടെന്ന് പൗരത്വവും കൊറോണയും, പ്രകൃതിക്ഷോഭത്തിനു വികൃതി എന്നീ കവിതകള്‍ തെളിവാണ്. പ്രകടനപരതയില്ലാതെ ശാന്തനായി സാരസ്വതപൂജ ചെയ്യുന്ന ഗംഗാധരന്‍ നായര്‍ സമാരാദ്ധ്യനാണ്. പൊന്നാനിക്കളരിയുടെ മാറ്റും മൂല്യവുമുള്ള കവിയാണ് പി.ജയന്തന്‍ നമ്പൂതിരി. ആത്മീയ വിഷയങ്ങളോടാണ് താത്പര്യാധിക്യം. പഞ്ചകം, ഷഡ്ക്കം, അഷ്ടകം, ദശകം എന്നിങ്ങനെയുള്ള സംഖ്യാധിഷ്ഠിത സങ്കേതങ്ങളോടുള്ള പ്രതിപത്തി തന്നെ നിദര്‍ശനം. വേദശാസ്ത്രാദിവിഷയങ്ങളിലും തന്ത്രശാസ്ത്രത്തിലുമുള്ള അവഗാഹം ഗണേശശതകം എന്ന ഈ കൃതിയില്‍ നിറഞ്ഞുനില്‍ക്കുന്നു. പി.കുഞ്ഞിരാമന്‍ നായരിലും അക്കിത്തത്തിലും കാണുന്ന ഓജസ്സുള്ള അനുഷ്ടുപ്പിലാണ് ഇതിന്റെ രചന. നര്‍മ്മമധുരമായ സഖ്യഭക്തിയാണ് അംഗിയായ രസം. നിത്യജീവിതത്തില്‍ അഭിമുഖീകരിക്കാനിടയുള്ള വിഘ്‌നശതങ്ങളെ ജയിക്കാനുള്ള സന്മന്ത്രമാകട്ടെ ഈ ശതകം. ആത്മബോദ്ധ്യങ്ങളും ലോകബോദ്ധ്യങ്ങളും ഒന്നുചേരുന്ന ബിന്ദുവില്‍ നിന്നാകണം കാവ്യരചനയെന്ന് നിര്‍ബ്ബന്ധമുള്ളതിനാല്‍ വളരെക്കുറച്ചുമാത്രം എഴുതുന്ന കവിയാണ് പി.എം. നാരായണന്‍. എത്ര ഉന്നതമായ ആദര്‍ശവും പ്രായോഗികതലത്തില്‍ വികൃതവും വികലവുമാകുന്നതിന്റെ ദുരന്തം ഇദ്ദേഹത്തെ വേദനിപ്പിക്കുന്നു. മദ്ധ്യേയിങ്ങനെ എന്ന ആറാം കവിതാസമാഹാരത്തിലും ഇതുതന്നെയാണ് മുഖ്യപ്രമേയം. പക്ഷേ സ്വയം അനുകരിക്കാതിരിക്കാനുള്ള ഔചിത്യബോധവും പ്രതിഭയും എഴുപത്തെട്ടു രചനകളുള്ള ഈ സമാഹാരത്തെയും ചൈതന്യവത്താക്കുന്നു. സംസ്‌കൃതവൃത്തങ്ങളോ ദ്രാവിഡവൃത്തങ്ങളോ ലയാത്മകഗദ്യങ്ങളോ ഏതാണ് വിഷയത്തിനു യോജ്യമെന്നു തോന്നുന്നത് അതു സ്വീകരിക്കുന്നു. ഇതില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. സംഘത്തമിഴില്‍ കുറളായും പിന്നീട് ഈരടികളും അയ്യടികളുമായി വളര്‍ന്ന ഒരു രീതിക്കാണ് ഇതില്‍ പ്രാധാന്യം. പഴഞ്ചൊല്ലുകളും കടംകഥകളും വരെ ഈ രീതിയുടെ സംഭാവനകളാണ്. നാമിത് മുമ്പ് കുഞ്ഞുണ്ണി മാസ്റ്ററില്‍ കണ്ടതാണ്. വികൃതിയും നര്‍മ്മവുമാണ് കുഞ്ഞുണ്ണിക്കവിതകളില്‍ നിറഞ്ഞിരിക്കുന്നതെങ്കില്‍ ഇതില്‍ അന്യാപദേശങ്ങളുടെ തീക്ഷ്ണതയ്ക്കാണ് പ്രാധാന്യം. ‘കവിതക്കും സഹൃദയനും മദ്ധ്യേയിങ്ങനെ’ എന്ന ശീര്‍ഷകത്തില്‍ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ ആമുഖ പഠനത്തിന് ഉന്നതമായ ഒരു സാഹിത്യസൃഷ്ടിയുടെ ഉള്‍ക്കനവും അഴകുമുണ്ട്. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. സൈന്യത്തിന്റേത് മഹത്തായ സേവനം: രാജ്‌നാഥ് സിംഗ് ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാഭാവം:ഡോ. മോഹന്‍ ഭാഗവത് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ഓപ്പണർ ജേസൺ റോയ് ഇംഗ്ലണ്ടിന് വേണ്ടി 38 പന്തിൽ നിന്ന് 61 റൺസ് നേടി T20 World Cup-England vs Bangladesh Score-Updates: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങളിൽ രണ്ടാമത്തെ മത്സരവും ജയിച്ച് ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നിശ്ചിത 20 ഓവർ അവസാനിക്കാൻ 35 പന്ത് ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ ജയം. ബംഗ്ലാദേശിന് വേണ്ടി ഷൊരീഫുൽ ഇസ്ലാമും നസൂം അഹമ്മദും ഓരോ വിക്കറ്റ് നേടി. മത്സരത്തിൽ ടോസ് നേടി ആദ്യ ബോളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബംഗ്ലാദേശിന്റെ സ്കോർ 124 റൺസിലൊതുക്കുകയായിരുന്നു. ബാംഗ്ലാ നിരയിൽ 30 പന്തിൽ നിന്ന് 29 റൺസ് നേടിയ മുഷിഫ്ഖുർ റഹീമാണ് ടോപ് സ്കോറർ. മറ്റാർക്കും 20 റൺസ് തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഓപ്പണർമാരായ ലിറ്റൺ ദാസ് എട്ട് പന്തിൽ ഒമ്പത് റൺസും മുഹമ്മദ് നഈം ഏഴ് പന്തിൽ നിന്ന് അഞ്ച് റൺസെടുത്തും പുറത്തായി. മൂന്നാമനായിറങ്ങിയ ഷാക്കിബുൽ ഹസൻ നാല് റൺസ് മാത്രമെടുത്ത് പുറത്തായി. നിയാമത്തുല്ല-19, അഫീഫ് ഹുസൈൻ-അഞ്ച്, നൂറുൽ ഹസ്സൻ-16, മെഹ്ദി ഹസ്സൻ-11, നസൂം അഹമ്മഗദ്-19 എന്നിങ്ങനെ റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ടൈമൽ മിൽസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മോയീൻ അലിയും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റെടുത്തു. ബംഗ്ലാദേശിനെതിരെ ജയത്തോടെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ടിന്റെ പോയിന്റ് നാലായി ഉയർന്നു. ഗ്രൂപ്പ് ഒന്നിൽ ഒന്നാമതാണ് ഇംഗ്ലണ്ട്. അതേസമയം, ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നമീബിയ സ്കോട്ലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. എട്ട് വിക്കറ്റിന് 109 റൺസ് നേടിയ സ്കോട്ലന്റിനെ പിന്തുടർന്ന നമീബിയ നിശ്ചിത 20 ഓവർ അവസാനിക്കാൻ അഞ്ച് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി. എം.ജി സർവ്വകലാശാലയ്ക്ക് വനിതാ കിരീടം; അന്തർസസർവ്വകലാശാല മീറ്റിൽ രണ്ടാമത് തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്കയും നിക്കും – ചിത്രങ്ങൾ നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ് 4700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 മരണം എന്നോടാവാം, മകളോട് വേണ്ട; ആരാധ്യക്കെതിരെയുള്ള ട്രോളുകള്‍ സഹിക്കില്ലെന്ന് അഭിഷേക് Omicron ഒമിക്രോണ്‍: 11 രാജ്യങ്ങള്‍ ‘റിസ്‌ക്’ വിഭാഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ Omicron| കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും തുലാവര്‍ഷ മഴ കാസര്‍കോട് ജില്ല സര്‍വ്വകാല റെക്കോര്‍ഡ് മറി കടന്നു; മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് - തുലാവര്‍ഷ മഴ കാസര്‍കോട് ജില്ല സര്‍വ്വകാല റെക്കോര്‍ഡ് മറി കടന്നു; മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് തുലാവര്‍ഷ മഴ കാസര്‍കോട് ജില്ല സര്‍വ്വകാല റെക്കോര്‍ഡ് മറി കടന്നു; മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് നേരത്തെ സംസ്ഥാന ശരാശരി മഴയും, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളും തുലാവര്‍ഷ മഴയയില്‍ സര്‍വകാല റെക്കോര്‍ഡ് മറി കടന്നിരുന്നു. പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും കര്‍ഷക സമരത്തിന് ഒരാണ്ട്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍ കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു Share2022ല്‍ ആദ്യ ബാച്ച് നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍… വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത് കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂർ, പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഏകദേശം വൃത്താകൃതിയിൽ കിടക്കുന്ന ഇവിടുത്തെ പ്രധാന ജംഗ്ഷൻ "പള്ളിക്കവല" എന്നറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ഇവിടെ ഒത്തു ചേരുകയും നാടിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ടീയവും കലാകായികപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. കോടുശ്ശേരി ജംക്ഷനിൽ സ്ഥാപിചിട്ടുള്ള ഒരു ചൂണ്ടു പലക നിരവധി സന്ദർശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3 കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്‌. ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. വാഴകൃഷി, നെൽകൃഷി എന്നിവയെ കൂടാതെ റബ്ബറും ജാതിയും ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു. ഒരു പള്ളിയും രണ്ടു ക്ഷേത്രങ്ങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംബക്ഷേത്രങ്ങളും ഇവിടെ ഉണ്ട്‌. ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്റെ കപ്പേള. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകൾ ഈ കപ്പളയിൾ തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ്. മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു. അതോടനുബന്ധിച്ചു ഘോഷയാത്രകളും എഴുന്നുള്ളിപ്പും താലപ്പൊലിയും ശിങ്കാരി മേളവും മറ്റും നടത്തപ്പെടുന്നു. കോടുശ്ശേരി ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ ചിന്തുപാട്ട്. യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണം’; ദത്ത് വിവാദങ്ങളില്‍ ആന്ധ്രയിലെ ദമ്ബതികള്‍ പറഞ്ഞത് Reporter Kerala എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണം’; ദത്ത് വിവാദങ്ങളില്‍ ആന്ധ്രയിലെ ദമ്ബതികള്‍ പറഞ്ഞത് തിരുവനന്തപുരം ദത്ത് വിവാദത്തില്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണെന്ന് തങ്ങള്‍ക്കെന്ന് വിജയവാഡയിലെ അധ്യാപക ദമ്ബതികള്‍. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തതെന്നും വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞതായി കുഞ്ഞിനെ ഏറ്റുവാങ്ങിയ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ക്രൈംബ്രാഞ്ചിലെ രണ്ട് എസ്‌ഐമാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും ദമ്ബതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ഇവരെ നേരത്തേ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം വിജയവാഡയിലേക്ക് എത്തുന്ന വിവരവും ഇവരെ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതിനിടെ, ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്ബിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് ഇരുവരും സാമ്ബിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്ബിള്‍ നേരത്തെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ചത്. പരിശോധനാ ഫലം 48 മണിക്കൂറില്‍ ലഭിക്കും. അതേസമയം, അനുപമക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നിയമപരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദേശം. എത്രയും വേഗം ബയോളജിക്കല്‍ മദറിന്റെ കൈയ്യില്‍ കുഞ്ഞിനെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. കുഞ്ഞിന്റെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാനാണ് മുന്‍ഗണന. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ലായെന്നത് തെറ്റായ വാര്‍ത്തയാണ്. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരണം നല്‍കി. Previousഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ ട്രെയിൻ തട്ടി; വൈദ്യുതിവകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം Nextമുംബൈ ഭീകരാക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് തുല്യം അമേരിക്ക നൽകിയത് പോലെ ഇന്ത്യ തിരിച്ചടിക്കാത്തത് കോൺഗ്രസിന്റെ പിടിപ്പുകേടെന്ന് മനീഷ് തിവാരി മിസ് കേരളയുടെ മരണം; അപകടം മദ്യലഹരിയിലെ മത്സര ഓട്ടത്തിനിടെ; തമാശയ്‌ക്ക് തുടങ്ങി കലാശിച്ചത് ദുരന്തത്തിലെന്ന് ഓഡി ഡ്രൈവർ കേരളത്തില്‍ ലഹരി ഉപയോഗം കുറഞ്ഞു; പക്ഷെ ഒഴുക്ക് ശക്തം; ആശങ്ക നല്‍കുന്ന കണക്കുകള്‍ വീടിന് മുന്നില്‍ മനോഹരമായ പൂന്തോട്ടം; യഥാര്‍ത്ഥ പൂക്കളല്ലെന്ന് വീട്ടുകാരി; അത്ഭുതപ്പെട്ട് കാഴ്ചക്കാര്‍ തിരുവല്ല പെരിങ്ങരയിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറി കുത്തേറ്റു മരിച്ചു ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച്‌ 29 രാജ്യങ്ങളില്‍; ഭയപ്പെടേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒമിക്രോണിനെതിരെ ജാഗ്രതമാത്രം; ദക്ഷിണാഫ്രിക്കൻ പരമ്പര ഉപേക്ഷിക്കില്ല: യാത്ര ഒരാഴ്ച വൈകും; ഗാംഗുലി ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ബിനീഷ് കോടിയേരി അഭിഭാഷകനാകുന്നു ഹൈക്കോടതിയ്‌ക്ക് സമീപം ഓഫീസ് തുറക്കും ഒമിക്രോൺ ഭീതിക്കിടയിലും വൻ വീഴ്‌ച്ച റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു ക്വാറന്റൈനുമില്ല മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; ഏഴ് സ്പിൽവേ ഷട്ടറുകൾ തുറന്നു ദിവസം ആറുതവണ കുളിക്കും, ലാപ്‌ടോപ്പും മൊബൈൽഫോണും സോപ്പുപയോഗിച്ച് കഴുകി;ഭാര്യയുടെ അമിത വൃത്തിയിൽ പൊറുതി മുട്ടിയ യുവാവിന് വിവാഹമോചനം നടൻ ബ്രഹ്മ മിശ്രയുടെ മൃതദേഹം ഫ്‌ലാറ്റിൽ അഴുകിയ നിലയിൽ വിവാഹമോചന കേസിൽ കോടതി ഉത്തരവ് കൈമാറാൻ എത്തിയ വനിതാ ഗുമസ്ഥയ്‌ക്ക് നേരെ ആക്രമണം; അച്ഛനും മകനും ഒളിവിൽ നടൻ ബ്രഹ്മ മിശ്രയുടെ മൃതദേഹം ഫ്‌ലാറ്റിൽ അഴുകിയ നിലയിൽ ഒമിക്രോൺ:സംസ്ഥാനം അതീവ ജാഗ്രതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി പെരിയ ഇരട്ടകൊലപാതകം; സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെ, പാർട്ടിക്ക് പങ്കില്ല; കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് സിപിഎം സഞ്ജിത് കൊലപാതകം: ഒരാൾ കൂടി പിടിയിൽ; കേസിലെ മൂന്നാമത്തെ അറസ്റ്റ് സംസ്ഥാനത്ത് 4,700 പേർക്ക് കൂടി കൊറോണ; 4128 പേർ രോഗമുക്തർ ഒമിക്രോൺ ഇന്ത്യയിലും; രോഗബാധിതർ കർണാടകയിൽ; വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന് കാത്തിരിപ്പിന് വിരാമം; മരക്കാർ തീയേറ്ററുകളിലെത്തി; മികച്ച പ്രതികരണം; ഭാര്യയോടൊപ്പം എത്തി മരക്കാരെ കണ്ട് മോഹൻലാൽ സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെതിരെ കേരളത്തിന് എതിരില്ലാത്ത അഞ്ചു ഗോളിന്റെ തകർപ്പൻ ജയം അമേരിക്കയിലും യുഎയിലും ഒമിക്രോൺ; പുതിയ വകഭേദം 20ലധികം രാജ്യങ്ങളിലെന്ന് ലോകാരോഗ്യ സംഘടന ജവാദ് ചുഴലിക്കാറ്റ്; റെഡ് അലെർട്ടുമായി കേന്ദ്ര കാലാവസ്ഥാകേന്ദ്രം; കരയിൽ 90 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയേക്കാമെന്ന് മുന്നറിയിപ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നടത്തി പ്രിയദർശൻ ക്ഷേത്ര ദർശനം മരക്കാർ റിലീസിന് മണിക്കൂറുകൾ മുൻപ് അടിസ്ഥാന ശമ്പളം 81,000 രൂപ; കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു ബസ് ചാർജ് വർധന; കൺസഷൻ നിരക്ക് 6 രൂപയാകുമോ? വിദ്യാർത്ഥി സംഘടനകളുമായി മന്ത്രിമാരുടെ ചർച്ച ഇന്ന് അമ്മയേയും മകളേയും ക്രൂരമായി അടിച്ച് അവശരാക്കി അക്രമി സംഘം; രണ്ട് പേർ പിടിയിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വീണ്ടും മലപ്പുറം സ്വദേശികൾ പിടിയിൽ യുപിഎ ഭരണകാലത്ത് ലക്ഷദ്വീപിൽ നടന്ന അഴിമതികളിൽ അന്വേഷണം ആരംഭിച്ച് സിബിഐ; പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് കിരൺ ഗോസാവിയെ അറസ്റ്റ് ചെയ്ത് പാൽഗഡ് പോലീസ് കണ്ണൂർ പോളിടെക്‌നിക്കിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് പിതാവ് പോലീസിൽ പരാതി നൽകി മുല്ലപ്പെരിയാർ; സ്റ്റാലിനോട് മുഖ്യമന്ത്രി ചോദിക്കുമെന്ന് റോഷി അഗസ്റ്റിൻ; ഭായി-ഭായി ബന്ധം ഉലയുമോ? പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം; രാഹുലും ചേർന്നു; സുപ്രധാന ബില്ലുകൾ മേശപ്പുറത്ത് ഝാർഖണ്ഡിലെ 14 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; നീക്കം തീവ്രവാദ പ്രവർത്തനം ശക്തിപ്പെടുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് വിദ്യാർത്ഥി നേതാവിനെ കൊലപ്പെടുത്തിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേ മരിച്ചു; പോലീസ് വാഹനം കൊണ്ട് ഇടിച്ച് കൊന്നെന്ന് ആരോപണം മോഡലുകളുടെ വാഹനാപകടം തുടർക്കഥ; മലപ്പുറത്ത് ഫാഷൻ ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന്റെ സ്‌കോപിയോ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; 6 പേർക്ക് ഗുരുതര പരിക്ക് സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെതിരെ കേരളത്തിന് എതിരില്ലാത്ത അഞ്ചു ഗോളിന്റെ തകർപ്പൻ ജയം സൗദിയിലും ഒമിക്രോൺ; ആദ്യ കേസ് സ്ഥിരീകരിച്ചു കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എതിരല്ല; നാട്ടിലെ റോഡ് നന്നാക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ യുപിഎ ഇല്ലെന്ന് മമത; കോൺഗ്രസില്ലാതെ ബിജെപിയെ തോൽപ്പിക്കുന്നത് കാണാമെന്ന് കെ.സി വേണുഗോപാൽ ലക്ഷദ്വീപിൽ യാത്രക്കപ്പലിന് തീപ്പിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു റാഗിങ് തടഞ്ഞതിൽ ദേഷ്യം; വിദ്യാർത്ഥിയെ മർദ്ദിച്ച് ഒമ്പത് സീനിയർ വിദ്യാർത്ഥികൾ; സംഭവം തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ കേരളത്തെ ആധുനികവത്കരിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത് കേരളത്തിലെ വികസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കരുതെന്ന് ആരിഫ് എംപി മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത മറ്റ് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ സർക്കാർ പുറത്ത് വിടണം സന്ദീപ് വചസ്പതി തോളിന്റെ ചരിവ് പാരമ്പര്യമായി കിട്ടിയത് മുത്തച്ഛനും അമ്മയ്‌ക്കുമുണ്ട് മാനുഫാക്ച്ചറിങ് ഡിഫക്ടാണെന്ന് മോഹന്‍ലാല്‍ പഞ്ചാബിലെ അകാലി ദൾ നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ബിജെപിയിൽ കെ റെയിൽ; സ്ഥലം സന്ദർശിക്കാനെത്തി ഉദ്യോഗസ്ഥർ; തടഞ്ഞ് നാട്ടുകാർ; കസ്റ്റഡിയിലെടുത്ത് പോലീസ് കേരളത്തിൽ കൊറോണ വർദ്ധിക്കുന്നു; ഇന്ന് 5405 പേർക്ക് രോഗം; പരിശോധിച്ചത് 64,191 സാമ്പിളുകൾ പളളികൾ രാഷ്‌ട്രീയ പ്രതിഷേധത്തിന് വേദിയാക്കുന്നു; മുസ്ലീം ലീഗിന്റെ ലക്ഷ്യം വർഗീയ ചേരിതിരിവ് ഉണ്ടാക്കുക; ലീഗ് മതേതര പാർട്ടിയല്ലെന്ന് സിപിഎം ഐപിഎൽ മെഗാ താരലേലം: ധോണിയെ ഞെട്ടിച്ച് ജഡേജ; വില്യംസൺ വിദേശ താരങ്ങളിൽ മുമ്പൻ അവൾ എപ്പോഴും ഹാപ്പിയായിരുന്നു; എന്നാൽ എല്ലാം മാറിയത് പെട്ടെന്നാണ്; പിന്നീട് ഞങ്ങൾ കണ്ടത് അവളുടെ നിറമിഴികളാണ്; മൊഫിയ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് സുഹൃത്തുക്കൾ; തെളിവായി ഇൻസ്റ്റഗ്രാം പോസ്റ്റുകളും യാത്രാ നിരോധനത്തിന് ഒമിക്രോൺ വ്യാപനം തടയാൻ കഴിയില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; സി.പി.ഐ നേതാവ് അറസ്റ്റിൽ രോഗമുക്തി നിരക്ക് വർദ്ധിക്കുന്നു; കൊറോണ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ തിരുവല്ല പെരിങ്ങരയിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി സെക്രട്ടറി കുത്തേറ്റു മരിച്ചു ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച്‌ 29 രാജ്യങ്ങളില്‍; ഭയപ്പെടേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒമിക്രോണിനെതിരെ ജാഗ്രതമാത്രം; ദക്ഷിണാഫ്രിക്കൻ പരമ്പര ഉപേക്ഷിക്കില്ല: യാത്ര ഒരാഴ്ച വൈകും; ഗാംഗുലി ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ബിനീഷ് കോടിയേരി അഭിഭാഷകനാകുന്നു ഹൈക്കോടതിയ്‌ക്ക് സമീപം ഓഫീസ് തുറക്കും ഒമിക്രോൺ ഭീതിക്കിടയിലും വൻ വീഴ്‌ച്ച റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു ക്വാറന്റൈനുമില്ല മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നു; ഏഴ് സ്പിൽവേ ഷട്ടറുകൾ തുറന്നു ദിവസം ആറുതവണ കുളിക്കും, ലാപ്‌ടോപ്പും മൊബൈൽഫോണും സോപ്പുപയോഗിച്ച് കഴുകി;ഭാര്യയുടെ അമിത വൃത്തിയിൽ പൊറുതി മുട്ടിയ യുവാവിന് വിവാഹമോചനം തെന്നിന്ത്യന്‍ താരമായ നയന്‍താരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദര്‍ബാറിനായി നയന്‍താര വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത. രജനികാന്ത് നിറഞ്ഞുനിന്ന ദര്‍ബാറില്‍ ഏതാണ്ട് 20 മിനുറ്റില്‍ മാത്രമാണ് നയന്‍താരയുള്ളത്. ചെറിയ സമയത്ത് മാത്രമായിരുന്നു സ്‌ക്രീനിലെങ്കിലും നയന്‍താര അഞ്ച് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ദര്‍ബാറില്‍ വളരെ കുറച്ചുനേരം മാത്രമാണ് നയന്‍താരയുണ്ടായിരുന്നത്. രജനികാന്തിന്റെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ വലിയ പ്രധാന്യം. 22 വര്‍ഷത്തിന് ശേഷം ചതുര്‍മുഖം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി അതേ ഹോസ്റ്റലില്‍ എത്തി മഞ്ജു വാര്യര്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത്… ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍… പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു Breaking News: ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി ◆ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി ◆ പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണ്: പികെ അബ്ദുറബ്ബ് ◆ വികെ സനോജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ◆ ശനിയും ഞായറും അവധി; യുഎഇയിൽ ഇനി ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസം ◆ പി ജയരാജനെ കൊലയാളി എന്ന് വിളിച്ച കേസ്; കെകെ രമയെ കോടതി കുറ്റവിമുക്തയാക്കി ◆ കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗവിമുക്തി 5180 ◆ വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി ◆ പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം ◆ ബിജെപിയെ പിന്തുണക്കാതിരുന്നതിനാലാണ് എന്നെ തീഹാർ ജയിലിൽ അടച്ചത്: ഡി കെ ശിവകുമാര്‍ ◆ 31500 കോടി ടണ്‍ ഐസുമായി അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞു വീണു ഭൂഖണ്ഡത്തിലെ മഞ്ഞുവീഴ്ചമൂലം വിസ്തീര്‍ണം കൂടുന്ന ഇവ പൂര്‍വസ്ഥിതി പ്രാപിക്കാനായി ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ക്രിമിനലുകളായ കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങനെ; അലക്‌സാണ്ടര്‍ ജേക്കബിന്റെ കണ്ടെത്തലുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ ഒമിക്രോൺ ഭീതി; മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു Breaking News: ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി ◆ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി ◆ പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണ്: പികെ അബ്ദുറബ്ബ് ◆ വികെ സനോജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ◆ ശനിയും ഞായറും അവധി; യുഎഇയിൽ ഇനി ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസം ◆ പി ജയരാജനെ കൊലയാളി എന്ന് വിളിച്ച കേസ്; കെകെ രമയെ കോടതി കുറ്റവിമുക്തയാക്കി ◆ കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗവിമുക്തി 5180 ◆ വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി ◆ പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം ◆ ബിജെപിയെ പിന്തുണക്കാതിരുന്നതിനാലാണ് എന്നെ തീഹാർ ജയിലിൽ അടച്ചത്: ഡി കെ ശിവകുമാര്‍ ◆ തമിഴ്‌നാട്ടിലെ ധനുഷ്‌കോടിമുതല്‍ ശ്രീലങ്കയിലെ തലൈമന്നാര്‍വരെ സമുദ്രത്തിന് കുറുകേ 22 കിലോമീറ്റര്‍ നീളുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ ശ്രീലങ്കക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സൈന്യം അറസ്റ്റ് ചെയ്തു സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ 65 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. മുല്ലൈത്തീവിന് വടക്കുകിഴക്ക് മത്സ്യബന്ധനം നടത്തുകയായിരുന്ന 31 ക്രിമിനലുകളായ കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങനെ; അലക്‌സാണ്ടര്‍ ജേക്കബിന്റെ കണ്ടെത്തലുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ ഒമിക്രോൺ ഭീതി; മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു SDTU ചുമട്ടു തൊഴിലാളി പാലോട്ടു പള്ളി യൂണിറ്റ് രൂപീകരണവും പുതുതായി കടന്നു വന്നവര്‍ക്കുള്ള സ്വീകരികരണവും നടന്നു കണ്ണൂരാൻ വാർത്ത Home കേരളം SDTU ചുമട്ടു തൊഴിലാളി പാലോട്ടു പള്ളി യൂണിറ്റ് രൂപീകരണവും പുതുതായി കടന്നു വന്നവര്‍ക്കുള്ള സ്വീകരികരണവും നടന്നു SDTU ചുമട്ടു തൊഴിലാളി പാലോട്ടു പള്ളി യൂണിറ്റ് രൂപീകരണവും പുതുതായി കടന്നു വന്നവര്‍ക്കുള്ള സ്വീകരികരണവും നടന്നു മട്ടന്നൂര്‍: SDTU പാലോട്ടുപള്ളി ചുമട്ട്തൊഴിലാളി യൂനിറ്റ് രൂപീകരണവും മറ്റ് യൂനിയനിൽ നിന്നും വന്നവർക്കുള്ള സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി യോഗത്തിൽ SDTU ജില്ലാ സെക്രട്ടറി ബഷീർ ഉൽഘാടനവും മെംബർഷിപ്പ് വിതരണവും നടത്തി. SDTU ഏരിയ പ്രസിഡന്റ് റഫീഖ് കുംബം സ്വാഗതവും സെക്രട്ടറി മിഷ്ക്കാത്ത് കാത്തിലേരി നന്ദിയും പറഞ്ഞു. പാലോട്ടു പള്ളി യൂണിറ്റ് കണ്‍വീനറായി കെ സൈതലവിയേയും ജോയിന്‍ കണ്‍വീനറായി അന്‍സാര്‍ കല്ലൂരിനെയും തിരഞ്ഞെടുത്തു. ഹക്കീം പാലോട്ടു പള്ളി,അന്‍സാര്‍,സൈതലവി തുടങ്ങിയവര്‍ സംബന്ധിച്ചു. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു ഇള പത്ത് മിനിട്ടോളം ദൈർഘ്യമുള്ള മ്യൂസിക്കൽ ഫീച്ചററ്റ് ആണെന്ന് പറയാം. പാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു കഥപറച്ചിൽ അത്രതന്നെ. കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമാണ്. നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടർമാരും,120 നഴ്സ്മാരും, 200 ആരോഗ്യ പ്രവർത്തകരുമാണ്. ഇത് ഇള എന്ന പെൺകുട്ടിയുടെ കഥയാണ്. മലയാളത്തിൻ്റെ പ്രിയ അഭിനേത്രി അപർണ്ണ ബാലമുരളിയാണ് ഇളയാവുന്നത്. അതോടോപ്പം നിരവധി കലാകാരന്മാരും സംസ്ക്കാരിക പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, സ്ഥാപനങ്ങളും, പൊതു പ്രവർത്തകരും, പോലിസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും, ജനപ്രതിനിധികളും, സുഹൃത്തുകളും ഈ സമർപ്പണത്തിൻ്റെ ഭാഗമാകുന്നു. അവരുടെയെല്ലാം നിസ്വാർത്ഥവും നിസ്സീമവുമായ ചേർന്നു നിൽപു കൂടിയാണ് ഇള. ഏ .സി മൊയ്തീൻ എം എൽ എ യുടെ നേതൃത്വത്തിൽ ,വൈബ്സ് മീഡിയയുടെ ബാനറിൽ ,ഷാജു സൈമൺ ആണ് ഈ ഗാനചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി കലാകാരന്മാരുടെയും ,സാംസ്കാരിക പ്രവർത്തകരുടേയും നിസ്വാർത്ഥ പ്രവർത്തനം കൂടി ഇതിനു പിന്നിലുണ്ട്. മനേഷ് മാധവൻ ഛായഗ്രഹണം പ്രവീൺ മംഗലത്ത് (എഡിറ്റിംഗ് മിതുൻ ജയരാജ് (സംഗീതം ഇന്ദുലാൽ കാവീട് കല ലിജുപ്രഭാകർ ,ധനുഷ് നായനാർ ,ജയറാം രാമചന്ദ്രൻ ,അവണാവ് നാരായണൻ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശിൽപികൾ ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് "പഥേർ പാഞ്ചാലി পথের পাঁচালী 1 1928-ൽ വിചിത്ര എന്ന ബംഗാളി മാസികയിൽ തുടർക്കഥയായും പിന്നീട് 1929-ൽ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ ബംഗാളിൽ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകർഷിച്ചു. ജീവിതയാത്രയിൽ നിശ്ചിന്തപൂർ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും അത്ശയോക്തി ഇല്ലാതെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നു. നോവലിലെ കേന്ദ്രകഥാപാത്രം ഹരിഹറിന്റേയും പത്നി സർവജയയുടേയും പുത്രൻ അപു ആണ്. മുൻതലമുറകളെക്കുറിച്ചുളള വിവരണം കഥക്ക് ആഴമേകുന്നു. നോവലിന്റെ രണ്ടാം ഭാഗം അപരാജിതോ 1932-ൽ പുറത്തിറങ്ങി. പഥേർ പാഞ്ചാലി എന്നതിനർത്ഥം പാതയുടെ പാട്ട് എന്നാണ്. പാഞ്ചാലി ഒരു പഴയ കാവ്യരചനാശൈലിയാണ്. ഒരു പ്രത്യേക ഈണത്തിൽ പാടുന്ന ഈ ശൈലി ഏതാണ്ട് മലയാളത്തിൽ പണ്ടു പ്രചാരത്തിലിരുന്ന കഥപ്പാട്ട് പോലെയാണ്. മുപ്പത്തിയഞ്ച് അധ്യായങ്ങളുളള നോവൽ മൂന്നു പർവ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പർവ്വവും ഓരോ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത് പന്ത്രണ്ടാം ശതകത്തിൽ ബംഗാൾ ഭരിച്ചിരുന്ന ബല്ലാളസെൻ എന്ന രാജാവ് തുടങ്ങി വെച്ച വിന പത്തൊമ്പതാം ശതകത്തിന്റ അന്ത്യദശയിലും അനുഭവിക്കേണ്ടി വന്നവളാണ് ഇന്ദിരാ കാർന്നോത്തി. കൂലീൻ പ്രഥ[2] എന്ന ഈ സമ്പ്രദായപ്രകാരം, വംശവൃദ്ധിക്കായി കുലീന ബ്രാഹ്മണർക്ക് ബഹുഭാര്യാത്വം അനുവദനീയമായി. പക്ഷെ ഈ ആചാരത്തിന്റെ പേരിൽ ഒരു ബ്രാഹ്മണന് പലപ്പോഴും പത്തിലധികം ഭാര്യമാരുണ്ടായി. ഈ നിലക്ക് വിവാഹശേഷവും പെൺകുട്ടികൾക്ക് പിതൃഗൃഹത്തിൽ തന്നെ ഇത്തിൾക്കണ്ണികളായി താമസിക്കേണ്ടിവന്നു. ഭർത്താവിന്റെ സന്ദർശ്നനം വിരളമായിരുന്നു. മാത്രമല്ല, വന്നാലും ദക്ഷിണയും കോപ്പും കൊടുക്കേണ്ട ബാദ്ധ്യതയും പെൺവീട്ടുകാർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുലീന ബ്രാഹ്മണർ വിവാഹത്തെ സൌകര്യപ്രദമായ ഉപജീവനമാർഗ്ഗമായി കണ്ടു. ഇന്ദിരാ കാർന്നോത്തിയുടെ കഥയും ഇതു തന്നെയായിരുന്നു. ആരോരുമില്ലാതായിത്തീർന്ന ഇവർക്ക് വയസ്സുകാലത്ത് അകന്ന ബന്ധത്തിലുളള സഹോദരനായ ഹരിഹരന്റെ വീട്ടിൽ ശരണമടയേണ്ടി വന്നു. ഹരിഹരന് പൂജാപാഠങ്ങളിൽ നിന്നുളള തുച്ഛ വരുമാനമേയുളളു. ഹരിഹരന്റെ പത്നി സർവജയ തന്റെ അസന്തുഷ്ടിയും അസഹ്ഷ്ണുതയും പ്രകടിപ്പിക്കാനുളള സന്ദർഭങ്ങളൊന്നും തന്നെ പാഴാക്കുന്നില്ല. എന്നാൽ അഞ്ചു വയസ്സുകാരി ദുർഗ്ഗക്ക് അപ്പച്ചിയെ വലിയ ഇഷ്ടമാണ്. അപുവിന്റെ ജനനം സർവജയയെ പ്രസന്നയാക്കുന്നുണ്ടെങ്കിലും ഇന്ദിര കാർന്നോത്തിയോടുളള പെരുമാറ്റം കൂടുതൽ കർക്കശമാകുന്നതേയുളളു. വൃദ്ധയുടെ മരണത്തോടെ ഒരു കാലഘട്ടം അവസാനിക്കുന്നു. ദുർഗ്ഗയുടേയും കൊച്ചനിയൻ അപുവിന്റേയും ബാല്യകാലമാണ് പ്രതിപാദ്യം. വീട്ടിലെ നിത്യദാരിദ്ര്യം അവർക്ക് ഒരു പ്രശ്നമേയല്ല. വീട്ടിനകത്തും, പുറത്തെ മുളങ്കാട്ടിലും കുളങ്ങളിലും അതിനപ്പുറത്തുളള വെളിംപ്രദേശങ്ങളുമൊക്കെ അവരിരുവരും ചേർന്ന് ഇണങ്ങിയും പിണങ്ങിയും പര്യവേക്ഷണം നടത്തുന്നു. അവിടെയൊക്കെ പ്രകൃതി അവർക്കു വേണ്ടി ഒരുക്കൂട്ടി വെച്ചിരിക്കുന്ന നിത്യനൂതനാനുഭവങ്ങൾ അവരെ ആഹ്ളാദചിത്തരാക്കുന്നു. ദുർഗ്ഗയുടെ വന്യവും സ്വതന്ത്രവുമായ ചേതന ബിഭൂതിഭൂഷൺ ഭംഗിയായി വരച്ചു കാട്ടുന്നു. ദുർഗ്ഗയുടെ അകാലമരണത്തോടെ മറ്റൊരു കാലഘട്ടം അവസാനിക്കുന്നു. ഹരിഹരൻ സകുടുംബം കാശിയിലേക്ക് പോകാനൊരുങ്ങുന്നു. ആം ആടീർ ഭേംപു മാങ്ങത്തോട് കൊണ്ടുണ്ടാക്കുന്ന ഒരുതരം പീപ്പിയാണ്. വിലപിടിച്ച കളിക്കോപ്പുകളില്ലാത്ത ഗ്രാമത്തിലെ കുട്ടികളുടെ തനതായ കളിപ്പാട്ടം. വളരെയേറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഹരിഹരൻ കുടുംബത്തെ കാശിയിലേക്ക് പറിച്ചു നടുന്നത് ഹരിഹരന്റെ തീർത്തും ആകസ്മികമായ മരണം, സർവജയയെ ദാസ്യവൃത്തിക്ക് നിർബന്ധിതയാക്കുന്നു. യാതനക നിറഞ്ഞ ദിനങ്ങളിലും അപുവിന്റെ കൌമാരമനസ്സ് കൂടുതൽ അറിവു നേടാനുളള വ്യഗ്രതയിലാണ്. നിശ്ചിന്തപൂരിനോട് അപു വിട പറയുന്നതിനെ, വൃന്ദാവനത്തിലെ ബാലകേളികൾ മതിയാക്കി, അക്രൂരനോടോപ്പം പോകുന്ന ശ്രീകൃഷ്ണന്റെ യാത്രയുമായി ഉപമിച്ചിരിക്കുന്നു. സത്യജിത് റേ ആദ്യമായി സംവിധാനം ചെയ്ത് 1955-ൽ പുറത്തിറങ്ങിയ പഥേർ പാഞ്ചാലി എന്ന ചിത്രം ഈ നോവലിലെ ആദ്യത്തെ രണ്ടു പർവ്വങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. വെളളിത്തിരയുടെ ചട്ടക്കുട്ടിലൊതുക്കാനായി അല്പം ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 13:56, 2 ഒക്ടോബർ 2019. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വീടും ജനീവാതടാകവും വിട്ട് കുന്നിന്‍പുറത്ത് പത്തു വര്‍ഷം ഏകാകിയായി ജീവിച്ച സരതുസ്ത്ര എന്ന കഥാപാത്രം ഒരു ദിവസം പ്രഭാതത്തില്‍ സൂര്യനെ നോക്കി പറഞ്ഞുവത്രേ: ‘മഹാനായ നക്ഷത്രമേ, നീ ആര്‍ക്കുവേണ്ടി പ്രകാശിക്കുന്നുവോ അത് അവര്‍ക്കുവേണ്ടിയല്ലെന്നുവന്നാല്‍ നിന്റെ ആഹ്ലാദമെങ്ങനെയിരിക്കും?’ പിന്നെ സരതുസ്ത്ര കുന്നിറങ്ങി വന്നു. ഒരു സന്ന്യാസിയോടു പറഞ്ഞ വാക്യങ്ങള്‍ അയാള്‍ ഓര്‍മിപ്പിക്കുകയുണ്ടായി: ‘സഹോദരങ്ങളേ, ഞാന്‍ ആണയിട്ടു പറയുന്നു. ഭൂമിയോടു സത്യസന്ധത പുലര്‍ത്തൂ, അഭൗമമായ പ്രതീക്ഷകളെക്കുറിച്ചു സംസാരിക്കുന്നവരെ വിശ്വസിക്കാതിരിക്കുക. അവര്‍ അറിഞ്ഞോ അറിയാതെയോ വിഷം നല്കുന്നവരാണ്.’ ഇന്നു ഞാന്‍ എത്തിപ്പെട്ട ചുറ്റുപാടുകള്‍ ഈ വാക്കുകള്‍ക്കു കൂടുതല്‍ ആഴവും പരപ്പും നല്കുന്നതായി അനുഭവപ്പെട്ടു. – എം.പി. വീരേന്ദ്രകുമാര്‍ എന്റെ സഹോദരന്റെ ഏറ്റവും ആത്മാംശമുള്ള കൃതിയാണ് സരതുസ്ത്ര. അയാളുടെ വ്യക്ത്യനുഭവങ്ങളുടെയും സൗഹൃദത്തിന്റെയും ആദര്‍ശത്തിന്റെയും ആളിക്കത്തിയ വികാരങ്ങളുടെയും കയ്പു നിറഞ്ഞ നിരാശതയുടെയും വേദനകളുടെയും ചരിത്രമാണത്. പക്ഷേ, എല്ലാറ്റിനുമുപരി അയാളുടെ മഹത്തായ പ്രതീകങ്ങളുടെ, എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങളുടെ പ്രതിരൂപം ഇതില്‍ ഉയര്‍ന്നു പറക്കുന്നു; അത്തരമൊരു രൂപാന്തരപ്രാപ്തിയാണത്. – എലിസബത് ഫോസ്റ്റര്‍ നീഷെ പൂൾ ഈസ് കൂൾ; കാമുകൻ ശരത്തിന്റെ ജന്മദിനത്തിൽ പൂൾ ചിത്രവുമായി രഞ്ജിനി ഹരിദാസ് തന്റെ 'എപ്പോഴുമുള്ള മൂഡ് കാമുകൻ ശരത് പുളിമൂടിന് പിറന്നാൾ ആശംസിച്ച് പൂൾ ചിത്രവുമായി രഞ്ജിനി തന്റെ പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി രഞ്ജിനി ഹരിദാസ് (രഞ്ജിനി Haridas തന്റെ 'എപ്പോഴുമുള്ള മൂഡ്' എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രതിനു താഴെ സുഹൃത്തുക്കളായ പൂർണ്ണിമ ഇന്ദ്രജിത്, രചന നാരായണൻകുട്ടി തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട് അടുത്തിടെ രഞ്ജിനി തന്റെ പേരുള്ള കൂട്ടുകാരിയായ ഗായിക രഞ്ജിനി ജോസിനൊപ്പമുള്ള പൂൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. കൂളിങ്ങ് ഗ്ലാസ് വച്ച് സ്‌റ്റൈലിഷ് ലുക്കില്‍ പൂളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് രണ്ട് പേരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കഴിഞ്ഞ പിറന്നാൾ രഞ്ജിനി ഹരിദാസ് കാമുകൻ ശരത്തിനൊപ്പമായിരുന്നു ചെലവിട്ടത്. ഒപ്പം കൂട്ടുകാരുമുണ്ടായിരുന്നു. ആ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു (തുടർന്ന് വായിക്കുക) വളരെ ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു രഞ്ജിനി ഹരിദാസിന് ഇക്കുറി. അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായൊതുങ്ങി. കാമുകൻ ശരത് പുളിമൂടിനൊപ്പം കേക്ക് മുറിക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങൾ കൂട്ടുകാരി കൂടിയായ രഞ്ജിനി ജോസ് ആണ് പോസ്റ്റ് ചെയ്തത് ഒപ്പം രഞ്ജിനി ജോസും മറ്റൊരു സുഹൃത്തും കൂടിയുണ്ടായിരുന്നു. പിന്നെ വീട്ടിൽ അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പിറന്നാൾ ചിത്രവും രഞ്ജിനി പോസ്റ്റ് ചെയ്തു. ഒരു വീഗൻ കേക്ക് ആണ് ഇക്കുറി രഞ്ജിനിയുടെ പിറന്നാളിനായി ഒരുങ്ങിയത് ഒരു ചെറിയ പട്ടിക്കുട്ടിയുടെ മുഖത്തിന്റെ രൂപത്തിലെ വീഗൻ കേക്ക് ആണ് തയാറാക്കിയത്. മൃഗങ്ങളിൽ നിന്നുള്ള ഒരു ഉൽപ്പന്നം പോലും ചേർക്കാത്തതാണ് വീഗൻ കേക്ക്. അതായത് മുട്ട പോലും ചേരുവയായി ഉണ്ടാവില്ല ഇതാണ് രഞ്ജിനിക്ക് വേണ്ടി സമ്മാനമായൊരുങ്ങിയ വീഗൻ കേക്ക് രഞ്ജിനിയും ശരത് പുളിമൂടും കേക്ക് മുറിക്കുന്ന വേളയിൽ രഞ്ജിനിയും ശരത് പുളിമൂടും കേക്ക് മുറിക്കുന്ന വേളയിൽ അർച്ചന സുശീലൻ രഞ്ജിനിക്കു വേണ്ടി ഒരു പിറന്നാൾ കേക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതാണാ കേക്ക് അർച്ചന സമ്മാനിച്ച കേക്കുമായി തന്റെ കുടുംബത്തിനും വളർത്തുനായ്ക്കൾക്കുമൊപ്പം രഞ്ജിനി ഹരിദാസ് Top 7 Gaming Laptops 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച 7 ഗെയിമിംഗ് ലാപ്ടോപ്പുകള്‍ Plastic Road In Pakistan പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ് Gang Rape| പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ് Mufti Police മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം ശരിയുത്തരം: ഖലീല്‍ ജിബ്രാന്‍ പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ പ്രചുര പ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് ഖലീല്‍ ജിബ്രാന്‍. 1883 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. പ്രശസ്തനായ ഒരു ചിത്രകാരനുമായിരുന്നു അദ്ദേഹം. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്. ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിയ്ക്കാം,1905മുതലാരംഭിയ്ക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിയ്ക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിയ്ക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ഈ കാലഘട്ടത്തിലെ രചനകളിലാണ്. 1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ചു. 1931 ഏപ്രില്‍ പത്താം‌തീയ്യതി ജിബ്രാന്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ Nymphs of the valley, Broken Wings, The Prophet, Jesus, The son of man, Sand and Foam, The mad man, അവലംബം വിക്കിപീഡിയ ചിന്തകളും വാക്കുകളും കോര്‍ത്തിണക്കി മായാജാലം തീര്‍ക്കുന്ന ഖലീല്‍ ജിബ്രാനല്ലേ ഇത് തന്നെ. ക്ലാര്‍ക്ക് ഗേബ്‌ള്‍.പ്രശസ്ത ഹോളിവുഡ് നടന്‍ ? അറബ് വംശജനായ ഇദ്ദേഹം ചിത്രകാരന്‍, കവി എന്നീനിലകളില്‍ പശ്ചാത്യ/പൌരസ്ത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ജീവിച്ചിരിപ്പില്ല. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ പ്രചുര പ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് ഖലീല്‍ ജിബ്രാന്‍. 1883 ജനുവരി 6 നാണ് അദ്ദേഹം ജനിച്ചത്. പ്രശസ്തനായ ഒരു ചിത്രകാരനുമായിരുന്നു അദ്ദേഹം. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്. ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിയ്ക്കാം,1905മുതലാരംഭിയ്ക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിയ്ക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിയ്ക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ഈ കാലഘട്ടത്തിലെ രചനകളിലാണ്. 1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ചു. 1931 ഏപ്രില്‍ പത്താം‌തീയ്യതി ജിബ്രാന്‍ അന്തരിച്ചു.അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ Nymphs of the valley, Broken Wings, The Prophet, Jesus, The son of man, Sand and Foam, The mad man, ന്യൂഡല്‍ഹി: ഭക്ഷ്യ-സംസ്‌കരണ റീട്ടെയില്‍ മേഖലകളില്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയര്‍മാന്‍ എം.എ. യൂസഫലി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിംഗ് മാള്‍ ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തന സജ്ജമാകും. ഇതുള്‍പ്പെടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് ഈ മേഖലയില്‍ നടത്തിയത്. കൂടുതല്‍ ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഉത്തേജക പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വാണിജ്യ വ്യവസായ ലോകം പുത്തനുണര്‍വ്വാണ് കൈവരിച്ചതെന്നും യൂസഫലി പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രവാസികളായ നിരവധി നിക്ഷേപകര്‍ രാജ്യത്ത് കൂടുതലായി മുതല്‍ മുടക്കാന്‍ തയ്യാറാകുന്നുണ്ട്. ഇതിനു കാരണം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്ന മോദി സര്‍ക്കാരിന്റെ പുതിയ നയമാണ്. ഭക്ഷ്യ സംസ്‌കരണ രംഗത്തും ലുലു വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഇതിനാവശ്യമായ സ്ഥലം അനുവദിച്ചത്. കശ്മീരില്‍ നിന്നുള്ള ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. കശ്മീര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ആവശ്യകതയാണ് ഗള്‍ഫ് നാടുകളിലുള്ളത്. ഗുജറാത്തില്‍ പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാവിഷയത്തിലും ഇന്ത്യയിലെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആഗോള വ്യാപന പ്രക്രിയയിലും ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്ക് മികച്ച വിലയാണ് ലഭിക്കുന്നത്. ഇക്കാര്യം ഉറപ്പാക്കുന്നത് കര്‍ഷകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും പ്രധാനമന്ത്രി നേര്‍ന്നതായി യൂസഫലി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല കൊല്ലത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു ഒമ്പത് തൊഴിലാളികളെ രക്ഷപെടുത്തി പൂര്‍ണ്ണ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോഡ്രൈവറെ തന്ത്രപരമായി കുടുക്കി നാട്ടുകാര്‍ മോഡലുകളുടെ മരണം ഹോട്ടലിലുണ്ടായിരുന്നത് അഞ്ച് കോടിയുടെ ലഹരി കോളേജിന് എയ്ഡഡ് പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 86 ലക്ഷം തട്ടി സിപിഐ നേതാക്കള്‍ വഖഫ് നിയമനം ലീഗിന്റെ സമരം പൊളിയുന്നു നിലപാട് വ്യക്തമാക്കി സമസ്ത സിവില്‍ സര്‍വ്വീസുകാര്‍ക്ക് ക്ലബ്ബ് ലൈസന്‍സ് നല്‍കണോ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അന്വേഷിച്ച് സര്‍ക്കാര്‍ ഒന്നരവയസുകാരിക്ക് ട്യൂമര്‍ ചികിത്സ നിഷേധിച്ച് ജീവനെടുത്ത മതഭ്രാന്ത് സന്ദീപ് വധം പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം വി.കെ. സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി. ഷട്ടില്‍ കളിക്കുന്നതിനിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്. ‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ് ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ) ഈരാറ്റുപേട്ടയിലെ ഒരു ചെറിയ വിഭാഗത്തിന് ഇന്ത്യയോട് സ്നേഹമില്ല, ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചതാണ് പി.സി ജോര്‍ജ് ‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ് സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു ‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ് കെ.എസ്.ആര്‍.ടി.സി ക്രമക്കേട്: എം.ഡിയുടെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട് Middle East Chandrika Home KERALA കെ.എസ്.ആര്‍.ടി.സി ക്രമക്കേട്: എം.ഡിയുടെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി ക്രമക്കേട്: എം.ഡിയുടെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ശനിയാഴ്ച ബിജുപ്രഭാകര്‍ ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ബിജു പ്രഭാകറിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശ്രീകുമാറിന് പുറമെയുളളവര്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കാനും ആലോചനയുണ്ട്. ശ്രീകുമാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ക്രമക്കേടില്‍ വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സി.എം.ഡിയുടെ നീക്കം. തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണെന്ന് കോര്‍പറേഷന്‍ എം.ഡി ബിജു പ്രഭാകര്‍. മൊത്തം ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല. കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു സി.എം.ഡി. Previous articleഡിജിജെജി നറുക്കെടുപ്പ്: ജനു.16ലെ വിജയികള്‍ Next articleഉസ്താദ് ഗുലാം മുസ്തഫാ ഖാന്‍ ഓര്‍മ്മയായി ഐബിഎംസിക്ക് യുഎഇയുടെ ശൈഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡ് തിരുവനന്തപുരം ലുലു മാള്‍ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി പ്രവാസികളുടെ യാത്രാ പ്രതിസന്ധി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധ സംഗമം 25ന് ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹ സമ്മാനവുമായി എം.എ യൂസഫലി 50-ാം യുഎഇ ദേശീയ ദിനം: ‘ദി ജേര്‍ണി ഓഫ് ജോഹറ’യുമായി റയീസയും ജാസ്മിനും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; ദുബൈ കെഎംസിസി ഫ്‌ളൈറ്റില്‍ പോകാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി യുഎഇ കെഎംസിസി; അനുമതി തേടി അപേക്ഷ നല്‍കി തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സൈഫുദ്ദീനും കുടുംബവും ചെൽസി 452 സീരീസ് രണ്ട് സിംഗിൾ റൊട്ടേഷൻ ശരങ്ങളെ ആവശ്യമുള്ള പ്രയോഗങ്ങൾക്കു് രൂപകൽപ്പന. ഇവിടെയാണ് മാത്രം ഒരു സമയം ഏർപ്പെട്ടിരിക്കുന്ന കഴിയും. ഈ യൂണിറ്റ് അതേ .ലിഫ്റ്റിനകത്തെ ഉപയോഗിക്കുന്നു 442 സീരീസ്, പ്രസരണ അപ്ലിക്കേഷനുകൾ വ്യാപകമായി അത് ലഭ്യമാക്കിക്കൊണ്ടോ. സ്റ്റോക്ക് എല്ലാ ചെൽസി പ്തൊസ് ലോകവ്യാപകമായി കപ്പൽ തയ്യാറാണ്. ചെൽസി 452 പരമ്പര വൈദ്യുതി നിയമസഭാ ഇരുവരും സാധാരണ ആഴമുള്ള കയറിപ്പോയതായി ഓപ്ഷനുകൾ ലഭ്യമാണ് എടുത്തുകളയും. ഒരേ ദിവസം, ലോകമെങ്ങും ലഭ്യം ഷിപ്പിംഗ്. നാം ഉൾപ്പെടെയുള്ള വിൽക്കുക പ്തൊസ്, ഭാഗങ്ങൾക്കും സാധനങ്ങൾ. We also offer a large collection of ഋഷദേശ്വരന് സഹായകഗ്രന്ഥങ്ങൾ, നിങ്ങൾ പല കണ്ടെത്താം ചെൽസി ഋഷദേശ്വരന് ഭാഗങ്ങൾ മാനുവലുകൾ, ഉടമയുടെ മാനുവലുകൾ സേവന പഠനസഹായികളും. ചെൽസി 452 സീരീസ് വ്യവസായം വാഗ്ദാനം മാത്രം ഇരട്ട കണ ഋഷദേശ്വരന് ആണ്. Designed for fuel delivery trucks and other applications requiring two single-rotation shafts. ഒരു ചുവടും സമയത്ത് ഏർപ്പെട്ടിരിക്കുന്ന കഴിയും. അതേ .ലിഫ്റ്റിനകത്തെ ഉപയോഗിക്കുന്നു 442 പരമ്പര, പ്രസരണ അപ്ലിക്കേഷനുകൾ വ്യാപകമായി അത് ലഭ്യമാക്കിക്കൊണ്ടോ. വയർ ഷിഫ്റ്റ് സാധാരണ ആണ്. നിങ്ങൾ സഹായം ആവശ്യമുണ്ടെങ്കിൽ, ഞങ്ങളെ സമീപിക്കുക അല്ലെങ്കിൽ ഞങ്ങൾ വിളിക്കുകയും ഋഷദേശ്വരന് വിദഗ്ധർ സംസാരിക്കും, ചെയ്തത് 5 EST വെള്ളിയാഴ്ച രാവിലെ 8 തിങ്കൾ 877-776-4600 അഥവാ 407-872-1901. ചെൽസി 452 സീരീസ് ഋഷദേശ്വരന് വെട്ടം സ്റ്റാൻഡേർഡ് ഔട്ട്പുട്ട് കണ വലിപ്പം 1-1/4″ റൌണ്ട് വിക്കറ്റ് കീ ഇടവിട്ടുള്ള ടോർക്ക് റേറ്റിംഗ് (പൌണ്ട്. അടി) 140 ഇടവിട്ടുള്ള ടോർക്ക് റേറ്റിംഗ് (ന്.മ് 190 ന് 500 ര്.പ്.മ്. ഔട്ട്പുട്ട് കണ എന്ന (എച്ച്പി) 13 ന് 1000 ര്.പ്.മ്. ഔട്ട്പുട്ട് കണ എന്ന (എച്ച്പി) 27 ന് 500 ര്.പ്.മ്. ഔട്ട്പുട്ട് കണ എന്ന (kW) 10 ന് 1000 ര്.പ്.മ്. ഔട്ട്പുട്ട് കണ എന്ന (kW) 20 ഏകദേശ ഭാരോദ്വഹനം 37 പൌണ്ട്.(17 കി. ഗ്രാം) Cricbuzz എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ പ്ലേയിലെ ഒന്നാം നമ്പർ ക്രിക്കറ്റ് ആപ്പായ ക്രിക്ക്ബസ് ഇപ്പോൾ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിൽ ക്രിക്കറ്റ് കൊണ്ടുവരുന്നു. ടെസ്റ്റ്, ഏകദിന, ടി 1, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ ഐ‌സി‌സി ക്രിക്കറ്റ് ലോകകപ്പ്, ചാമ്പ്യൻസ് ലീഗ് ടി 20, ബിഗ് ബാഷ് തുടങ്ങി ലോകമെമ്പാടുമുള്ള മറ്റ് ആഭ്യന്തര ടൂർണമെന്റുകളുടെ ബോൾ-ബൈ-ബോൾ കവറേജ് ഈ അപ്ലിക്കേഷൻ നൽകുന്നു. പ്രാദേശിക ഭാഷകൾ. - തത്സമയ ക്രിക്കറ്റ് സ്‌കോറുകളും ബോൾ ബൈ ബോൾ അപ്‌ഡേറ്റുകളും നിങ്ങളെ പ്രവർത്തനത്തോട് ചേർന്നുനിൽക്കാൻ സഹായിക്കുന്നു. - സ്ക്വാഡുകൾ, പ്ലേയിംഗ് ഇലവൻ, അമ്പയർമാർ, വേദികൾ നിലവിലുള്ള മത്സരങ്ങളെക്കുറിച്ച് നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും. - വരാനിരിക്കുന്ന മത്സരങ്ങൾ നാളെ, അടുത്ത ആഴ്ച, അടുത്ത മാസം എന്താണ്? - സമീപകാല മത്സരങ്ങളുടെ ഫലങ്ങൾ നിങ്ങൾക്ക് അടുത്തിടെ നഷ്‌ടമായ ഒരു ഗെയിമിന്റെ സ്കോർകാർഡ് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ. - പ്ലെയർ പ്രൊഫൈലുകൾ ക്രിക്കറ്റ് എന്നത് കളിക്കാരെപ്പറ്റിയാണ് റൺസ്, വിക്കറ്റുകൾ, എല്ലാം. - ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2015-ന്റെ പോയിന്റ് പട്ടിക - ചില ഹാൻഡ്‌സെറ്റുകൾ ചില പ്രാദേശിക ഭാഷകളെ പിന്തുണയ്‌ക്കുന്നില്ല. അതിനാൽ, പട്ടികയിൽ മുകളിൽ സൂചിപ്പിച്ച ഭാഷകളൊന്നും കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഇത് ഒരു ഉപകരണ നിർദ്ദിഷ്ട പ്രശ്നമാണ്. സംവത്സരങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ ജനിച്ച മഹാ പ്രതിഭയും മഹാത്മാവുമായ ഒരു വ്യക്തിയാണ് ആദി ശങ്കരൻ എന്ന “ജഗത്ഗുരു” ശങ്കരാചാര്യസ്വാമികൾ..നാം ഏവരും ഭക്ത്യാദരവോടെ… സാഭിമാനത്തോടെ ഓർക്കേണ്ടതായ വ്യക്തിത്വം… പല പല കാരണങ്ങളാൽ ഭാരതീയ സംസ്കാരത്തിന് ച്യുതി വന്നൊരു കാലത്തായിരുന്നു ആദി ശങ്കരൻ എന്ന ശങ്കരാചാര്യസ്വാമികളുടെ ജനനം…32 വർഷത്തെ ചെറിയൊരു ജീവിതകാലയളവിൽ അദ്ദേഹം ഭാരതത്തിനു നൽകിയ സംഭാവനകളെ ഒരിക്കലും മറക്കാൻ നമുക്ക് സാധ്യമല്ല…അദ്ദേഹമാണ് ഭാരതത്തിൽ അദ്വൈത സിദ്ധാന്തം പ്രചരിപ്പിച്ചതും… ഭാരതത്തിന്റെ അഖണ്ഡതക്കും കെട്ടുറപ്പിനും സംരക്ഷണത്തിനുമായി അദ്ദേഹം രാജ്യത്തിന്റെ നാലു ഭാഗത്തും സന്യാസാശ്രമങ്ങളും സ്ഥാപിച്ചു … സന്യാസിവര്യന്മാരിൽ നിക്ഷിപ്തമാണ് ഭാരതത്തിന്റെ അഥവാ ഭാരതീയ സംസ്കാരത്തിന്റെ നിലനിൽപ്പ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു “ആത്മനോ മോക്ഷാർത്ഥo ജഗത് ഹിതാർത്ഥം” എന്ന ആശയത്തിലൂന്നിയുള്ള ജീവിതമാണ് സന്യാസിമാരുടേത്… എന്നാൽ ഈ സംസ്കാരമുള്ള നമ്മുടെ നാട്ടിലാണ് സന്യാസിമാരുടെ ദാരുണമായ അറുംകൊല നടന്നത് … ഇതു ധർമ്മത്തിന്റെ ച്യുതിയാണ്. ഈ സമയം എന്റെ ഗുരുനാഥൻ പറയുന്നു..ശ്രീ ശങ്കരാചാര്യ സ്വാമിയുടെ ഒരു ശ്ലോകം നിങ്ങൾ പ്രചരിപ്പിക്കൂ… ആത്മാർത്ഥമായി അതു പഠിക്കുന്ന ഒരാളും ഇത്തരം കൊല ചെയ്യില്ല..അധർമ്മം ചെയ്യില്ല…എന്നു.. “മാതൃപഞ്ചകം” എന്ന കൃതിയിലേതാണ് ആ ശ്ലോകം.. ഏകസ്യാപി ന ഗർഭ ഭാര ഭരണ സ്വന്തം അമ്മയുടെ മരണസമയത്ത് ആ മാതാവിന്റെ ശിരസ്സു മടിയിൽ എടുത്തുവെച്ചു ചൊല്ലിയതാണിത്…അമ്മയുടെ മഹത്വത്തെ വിവരിക്കുന്ന ശ്ലോകം…അദ്ദേഹം പറയുന്നു…ഒരു മകൻ എത്ര ഉന്നതനായാലും ആ മകന് ജന്മം കൊടുക്കുമ്പോൾ ഒരമ്മ അനുഭവിക്കുന്ന കഷ്ടതകൾ..പ്രസവ വേദന..ഗർഭകാലത്തെ രുചിക്കുറവും ശരീരശോഷണവും ഗർഭഭാരം താങ്ങി നടക്കുന്ന ക്ലേശവും..പ്രസവശേഷം ആ കുഞ്ഞിന്റെ മലമൂത്രാദികളിൽ കിടന്നുറങ്ങേണ്ട അവസ്ഥയും.(പണ്ടത്തെക്കാലത്ത് ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല)…ഇതെല്ലാം അനുഭവിച്ച അമ്മക്ക് തിരിച്ചു കൊടുക്കാൻ ഒന്നും ആ മകന്റെ കൈയിലുണ്ടാകില്ല എന്നു…അതായത് ഇതിനൊന്നും പകരംവെക്കാൻ മറ്റൊന്നിനും സാധ്യമല്ല എന്നു തന്നെ… ഭാരതീയ സംസ്കാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് ‘അമ്മ എന്ന സങ്കല്പം…അതുപോലെതന്നെയാണ് മാതൃഭൂമിയും…ഈ അമ്മയുടെയും മാതൃരാജ്യത്തിന്റെയും മഹിമ അറിയുന്ന ഒരു വ്യക്തിയും കൊലപാതക പ്രവർത്തിയിലേക്കു പോകില്ല…ഓരോ ജന്മത്തിനു പുറകിലുള്ള ത്യാഗവും അതുപോലെ ന മുക്കു ജന്മം തന്ന നാടും ഒരുപോലെ പൂജിക്കപ്പെടേണ്ടതാണ്…ആ മനോഭാവം ഇല്ലാത്തവർക്ക് ഇഹത്തിലും പരത്തിലും ഗതിയില്ല തന്നെ.. നമ്മുടെ ഭാഗവതത്തിൽ ഒരു ഭാഗമുണ്ട്..കുരുക്ഷേത്രയുദ്ധം ജയിച്ച പാണ്ഡവരെ അന്ന് രാത്രി പാണ്ഡവശിബിരത്തിൽനിന്നും കൃഷ്ണൻ മാറ്റി..എന്നാൽ അവിടെ പാഞ്ചാലിയുടെ 5 മക്കൾ വന്നു കിടന്നുറങ്ങി .യുദ്ധത്തിൽ മരിച്ച ദ്രോണരുടെ മകൻ അശ്വത്ഥാമാവ് പകത്തീർക്കാൻ അവിടെ എത്തി പഞ്ചലീപുത്രന്മാരെ 5 പേരെയും കൊന്നു..ഈ വിവരമറിഞ്ഞ അർജ്‌ജനൻ അശ്വത്ഥാമാവിനെ പിടിച്ചുകൊണ്ടുവന്നു കരയുന്ന പാഞ്ചാലിയുടെ മുൻപിൽ വെച്ചു കൊല്ലാൻ ഒരുങ്ങി..എന്നാൽ പാഞ്ചാലി അതിനു സമ്മതിച്ചില്ല..ഞാനോ മക്കൾ മരിച്ച ദുഃഖം സഹിക്കുന്നു..ഇനി ആ പാവം ദ്രോണപത്നി ഇതുപോലെ കരയാൻ ഇടയാകരുത്. എന്നെപ്പോലെ ദുഃഖം സഹിക്കാൻ കെൽപ്പുള്ളതല്ല അവർ..അതിനാൽ ആ അമ്മക്ക് ദുഃഖം കൊടുക്കരുതെന്ന് പറഞ്ഞു അശ്വത്ഥാമാവിനെ മോചിപ്പിക്കുന്ന രംഗം…അതാണ് ഭാരതീയ സംസ്കാരം… ഇതൊക്കെ ഒന്നു മനസ്സിലാക്കാനും നമ്മുടെ പൂർവസൂരികളെകുറിച്ചു പഠിക്കാനും ഒക്കെ ഉള്ള ഒരു സന്ദർഭം ഇനിയെങ്കിലും നമുക്കുണ്ടാകട്ടെ…മനുഷ്യമനസ്സുകൾ സംസ്കരിക്കപ്പെടട്ടെ… സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 നീർമാതളം പുരസ്കാരം റെജില ഷെറിന് ജെ.സി.ഐ ക്ക് പുതിയ ഭാരവാഹികൾ മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം വിജയമാക്കിയവരെ ആദരിച്ചു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം മഴ കനക്കും, തൃശൂർ ജില്ലയിൽ ശനിയാഴ്ച മഞ്ഞ അലർട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് തൃശൂർ ഉൾപ്പടെ ആറ് ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ടിഷ്യു കൾച്ചർ വാഴ തൈ വിതരണം ചെയ്യുന്നു ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ വിജയമാക്കിയവരെ ആദരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 13 കോവിഡ് പോസിറ്റീവുകൾ, 92 പേർ ചികിത്സയിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു – കെ ജി.ശിവാനന്ദൻ ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ചുമതലയേറ്റു തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 511 പേര്‍ക്ക് കൂടി കോവിഡ്,502 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4995 തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു ‘കൂടെ’ പ്രോജക്ടിന്‍റെ ഉദ്ഘാടനവും 72 ഭിന്നശേഷി കുട്ടികൾക്കുള്ള സഹായഹസ്തവും നടത്തി Home»Videos»Others»ആശാന്റെ കാൽ തല്ലിയൊടിക്കുന്നതിനു മുൻപുള്ള ചെറിയ കോലാഹലം ഡാൻസ് കളിച്ച് സാധിക; വീഡിയോ ആശാന്റെ കാൽ തല്ലിയൊടിക്കുന്നതിനു മുൻപുള്ള ചെറിയ കോലാഹലം ഡാൻസ് കളിച്ച് സാധിക; വീഡിയോ മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരേപോലെ സുപരിചിതമായ മുഖമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം ലഭിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാല്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും നടി ഇരയാകാറുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്. ഫ്ളവേഴ്സ് ടീവിയിലെ സൂപ്പര്‍ ഹിറ്റ് ഗെയിം പ്രോഗ്രാം ആയ സ്റ്റാര്‍ മാജിക്കില്‍ വന്നതോടെ സാധിക കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് താരത്തിന്റ പുത്തന്‍ ഡാന്‍സ് വീഡിയോയാണ്. ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ‘ആശാന്റെ കാൽ തല്ലിയൊടിക്കുന്നതിനു മുൻപുള്ള ചെറിയ കോലാഹലം ആയി മാത്രം ഇതിനെ കണ്ടാൽ മതി’ എന്നാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. Sadhika Venugopal shares her new dance video ആശാന്റെ കാൽ തല്ലിയൊടിക്കുന്നതിനു മുൻപുള്ള ചെറിയ കോലാഹലം ഡാൻസ് കളിച്ച് സാധിക; വീഡിയോ താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക English channel ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 31 മരണം, നിരവധി പേരെ കാണാനില്ല ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത്. ഇംഗ്ലീഷ് ചാനലില്‍ ഉണ്ടാകുന്ന ലണ്ടന്‍: അഭയാര്‍ത്ഥികള്‍ (Refugees) സഞ്ചരിച്ച ബോട്ട് (Boat) ഇംഗ്ലീഷ് ചാനലില്‍ (English Channel) മുങ്ങി 31 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെസില്‍ നിന്ന് നിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത്. ഇംഗ്ലീഷ് ചാനലില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ത്ഥി ദുരന്തങ്ങളിലൊന്നാണിത്. 560 കിലോമീറ്റര്‍ നീളമുള്ള ഇംഗ്ലീഷ് ചാനല്‍ ബ്രിട്ടനേയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്ന സമുദ്രഭാഗമാണ്. ഇംഗ്ലീഷ് ചാനലിനെ ശവപ്പറമ്പാകാന്‍ അനുവദിക്കില്ലെന്നും മനുഷ്യക്കടത്തു സംഘങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. യുദ്ധവും പട്ടിണിയും ശക്തമായ രാജ്യങ്ങളില്‍നിന്ന് ആളുകളെ വാഗ്ദാനങ്ങള്‍ നല്‍കി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാണ്. ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാര്‍ഡും ഹെലികോപ്ടറുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മത്സ്യബന്ധന ബോട്ടുകാര്‍ അപകട വിവരം അധികൃതരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 31 പേര്‍ മരിച്ചതായി കണ്ടെത്തി. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നതായി കൃത്യമായ വിവരമില്ല. കൊടും തണുപ്പ് കാലമായിട്ടും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തുടരുകയാണ്. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ബ്രിട്ടനില്‍ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റിനായി ക്യാമ്പുകളില്‍ കഴിയുന്നത്. അഫ്ഗാനിസ്ഥാന്‍, സിറിയ, തുര്‍ക്കി, ഇറാഖ്, യെമന്‍, ഈജിപ്ത്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി ആയിരങ്ങള്‍ എത്തുന്നത്. Marcus Lamb കൊവിഡ് വാക്സിനെ എതിർത്ത ക്രിസ്ത്യൻ പ്രചാരകൻ കൊവിഡ് ബാധിച്ച് മരിച്ചു ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം പാരീസോ സിങ്കപ്പൂരോ അല്ല, ഈ ഇസ്രായേൽ നഗരമാണ് അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്പ് 3 മരണം; അക്രമി 15 വയസുകാരന്‍ 'ഭർത്താവിനെ പോലെ ചുംബിക്കുകയും പെരുമാറുകയും ചെയ്യുന്നു പശുവിനെ വിവാഹം ചെയ്ത് സ്ത്രീ Keralite shot dead അമേരിക്കയില്‍ മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു; വെടിയുണ്ടകളെത്തിയത് സീലിങ് തുളച്ച് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി; തന്നെയാണ് മർദ്ദിച്ചതെന്ന് പ്രസിഡന്റ് Gold Smuggling കരിപ്പൂരിൽ നാല് കിലോ സ്വർണം പിടിച്ചു: രണ്ട് പേർ അറസ്റ്റിൽ Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Covid 19 യുഎഇയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ ന്യൂനമർദ്ദം കേരളതീരത്ത് കരകയറുന്നു.ഇന്നുമുതൽ കനത്ത മഴ തന്നെ സംസ്ഥാനത്ത് പ്രതീക്ഷിക്കാം. ഇന്നും നാളെയും നല്ല രീതിയിൽ തന്നെ സംസ്ഥാനത്തുടനീളം മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയുടെ തോത് കുറയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുകളനുസരിച്ച് ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. വിനോദസഞ്ചാരത്തിനായി ബീച്ചുകളിലേക്ക് ആരും പോകേണ്ടതില്ല. ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. 16-10-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ 17-10-2021: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16-10-2021 കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16-10-2021 തെക്കൻ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16-10-2021 തെക്ക് കിഴക്കൻ അറബിക്കടൽ, കേരള- ലക്ഷദ്വീപ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച്‌ തടഞ്ഞുവച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുന്നത്. മിര്‍പുരില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന് ഇരായ കന്യാ സ്ത്രീകള്‍ ആരോപിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയ്ക്ക് 100 മില്യന്‍ ഡോളര്‍ സഹായം നല്‍കണമെന്ന ആവശ്യവുമായി ജോ ബൈഡന് കത്ത് 0 ഇസ്രായേലിന് മേലുള്ള 48 വര്‍ഷം നീണ്ട വിലക്ക് എടുത്തുകളഞ്ഞ് യു.എ.ഇ 0 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 0 ഗോതമ്പ് പുട്ട് രുചി കൂടാനുള്ള സൂത്രം അറിയാമോ? ഗോതമ്പ് പൊടി ഇത് പോലെ തയ്യാറാക്കൂ.നമ്മുടെ കുട്ടികൾ ഒട്ടു ഇഷ്ടപ്പെടാത്ത ഒരു ഭക്ഷണമാണ് ഗോതമ്പു പുട്ട്. കുട്ടികൾ മാത്രം അല്ല മുതിർന്നവരിലും ഉണ്ട് അറ്റ് പുട്ട് ഇഷ്ടപ്പെടാത്തവർ. കാരണം മറ്റൊന്നുമല്ല അതി രാവിലെ ഉള്ള ഭക്ഷണം സോഫ്‌റ്റും രുചികരവുമായാൽ നമ്മുടെ വയറു നിറയുന്നതിനൊപ്പം മനസും നിറയുന്നു. നല്ല രുചിയിലും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഗോതമ്പു പുട്ട് ഉണ്ടാക്കി നോക്കാം. നല്ല രുചികരവും സോഫ്റ്റുമായി ഗോതമ്പു പുട്ട് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങളും ഇതേ പോലെ ചെയ്തു നോക്കണേ നല്ല രുചികരമായ സോഫ്റ്റ് ആയ ഗോതമ്പു പുട്ട് ഉണ്ടാക്കാം, ഇനി നിങ്ങളുടെ ഗോതമ്പു പുട്ടു കഴിച്ചവർ പറയും പുട്ടു ഉണ്ടാക്കുന്നത് പഠിക്കണമെങ്കിൽ നിങ്ങളിൽ നിന്നും പേടിക്കണം എന്ന്.ഇനി നമ്മുടെ കുട്ടികളും ഇഷ്ടത്തോടെ ഈ പുട്ടു ചോദിച്ചു വാങ്ങി കഴിക്കും. കാലങ്ങൾ കഴിയും തോറും നമ്മുടെ സഞ്ചാര പാതകളും കൂടി വന്നു,മറു നാടൻ രുചികൾ നമ്മുടെ നാട്ടിലേക്ക് പറിച്ചു നടാനും, മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും അതിലൂടെ സാധിച്ചു,നാടുകളും രാജ്യങ്ങളും താണ്ടിയുള്ള നമ്മുടെ യാത്ര അതിനു നമ്മളെ സഹായിച്ചു.നല്ല ഭക്ഷണം വിളമ്പുന്നവരെ തേടി ഒരു കൂട്ടം ആളുകൾ യാത്രയായതോടെ രുചികളുടെ സഞ്ചാരത്തിന് തുടക്കമായി. നല്ല രുചികൾ തേടിയുള്ളത് യാത്രയിലാണ് ഇന്നും പല ആളുകളും.കൂടുതൽ രുചിക്കൂട്ടുകൾ നിങ്ങൾക്കായി പങ്കു വെക്കാൻ ഈ പേജിലൂടെ സാധിക്കുന്നു,കൂടുതലായി അറിയാനായി ഈ വിഡിയോകൾ കണ്ടു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. 5 മിനിട്ടിൽ 3 ചേരുവയിൽ ആർക്കും ചെയ്യാവുന്ന കിടു ചായക്കടി😋 ബാക്കി വന്ന ഒരു കപ്പ് ചോറ് കൊണ്ടുള്ള ഈ മധുരം ഒരുതവണയെങ്കിലും ഒന്നുണ്ടാക്കി നോക്കണേ തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് ഇതുപോലൊരു വീട് ആരും കൊതിക്കും മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം മലയാളി പ്രേഷകരുടെ സ്വന്തം വില്ലത്തി അർച്ചന സുശീലൻ വിവാഹിതയായി..വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന.. യൂസഫലി വാക്ക് പാലിച്ചു: ഇനി ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടിൽ സമാധനത്തോടെ കിടന്നുറങ്ങാം വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ഇനി കണ്ണുകളും നിറയില്ല എൻറെ പൊന്നു ഷിയാസേ ഇങ്ങനെ ഒരു പണി വേണായിരുന്നോ? പുലിവാലുപിടിച്ച അമൃതയും ന്യൂബിനും! വിവാഹ വാർത്തയോട് പ്രതികരിച്ച് കുടുംബവിളക്ക് താരം അമൃത നായർ പടം -മെയിലിൽ ചെമ്പിലോട്: കോമത്ത് കുന്നുമ്പ്രം പടിക്കലെ കണ്ടി (78) നിര്യാതനായി. ഭാര്യ: കോമത്ത് വെളിയമ്പ്രം അലീമ. മക്കൾ: അഷ്റഫ്, അർഷാദ്, റഊഫ് (റിങ്ടോൺ മൊബൈൽസ്, ചക്കരക്കൽ ജാസ്മിൻ, റഷീദ. മരുമക്കൾ: നൗഷാദ് കണ്ടത്തിൽ, മുംതാസ്, റഫീന, സഫ്വാന. നിയമത്തിന്റെ സംരക്ഷകർ ആകണ്ടവർ പരമോന്നത നീതിപീഠത്തിന്റെ വിധികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കണം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈവന്നിരിക്കുന്നത് വലിയ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയൻ കുരിശടികളും കൊടിമരങ്ങളും നിർമിക്കുന്നതിന് പകരം സാധുക്കളെ സഹായിക്കണം പ്രതിസന്ധികളിലെ പ്രകാശഗോപുരം; പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട് കരുതലായി മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനം വാശി/ബോംബെ: ലോകമൊക്കെയും കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലമർന്ന് ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഭദ്രാസന അംഗങ്ങൾക്ക് താങ്ങും തണലുമായി മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് 19 എന്ന മഹാവ്യാധി വ്യാപിച്ചിരിക്കുന്ന മഹാരാഷ്ട്രയിലെ ബോംബെ, പുണെ എന്നീ പട്ടണങ്ങളും, ഗുജറാത്തിലെ ചില പ്രദേശങ്ങളും, ഇന്ത്യക്ക് വെളിയിൽ ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് ബോംബെ ഭദ്രാസനം. ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിക്ക് നമ്മളാൽ കഴിയുന്ന സഹായ സഹകരണങ്ങൾ പകർന്നുനൽകണം എന്ന ആഹ്വാനത്തോടെ മാതൃകാപരമായ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ബോംബെ ഭദ്രാസന നേതൃത്വം. 2020 മെയ് 25 നു കൂടിയ ഭദ്രാസന കൗൺസിൽ യോഗത്തിൽ വച്ച് കൈക്കൊണ്ട തീരുമാനങ്ങൾ ഇടവക മെത്രാപോലിത്ത അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി No 61 2020 കല്പനയിലൂടെ അറിയിച്ചിരിക്കുകയാണ്. ബോംബെ ഭദ്രാസനത്തിൽപെട്ട ദേവാലയങ്ങളിൽ സാമ്പത്തികമായി ഏറെ പ്രതിസന്ധി അനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് ഭദ്രാസനത്തിൽ നിന്നും 5000 രൂപ ധനസഹായമായും അതോടൊപ്പം ഇന്ത്യയ്ക്ക് വെളിയിലുള്ള ബോംബെഭദ്രാസന ദേവാലയങ്ങളായ ബഹ്‌റൈൻ, ഖത്തർ ഇടവകകളിൽ നിന്നും ഏറെ ക്ലേശം അനുഭവിക്കുന്നവരും, നാടുകളിലേക്ക് പോകുവാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 100 പേർക്ക് (50 പേർ വീതം ഓരോ ദേവാലയത്തിൽ നിന്നും) അവരുടെ വിമാനയാത്ര നിരക്കായി 16000 രൂപ വീതം നൽകുവാനും തീരുമാനം എടുത്തിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭദ്രാസന അംഗങ്ങൾക്ക് വലിയൊരു ആശ്വാസമാണ് ഭദ്രാസന നേതൃത്വത്തിന്റെ ഈ തീരുമാനം അർഹരായവർക്ക് പണം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മേല്പറഞ്ഞ സഹായം ആവശ്യമായി വരുന്നവർ ഇടവക വികാരിയെ സമീപിക്കേണ്ടതും, വികാരിമാർ അർഹരായവരുടെ പേര് വിവരങ്ങൾ ഭദ്രാസന ഓഫീസിൽ അറിയിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ← പകര്‍ച്ചവ്യാധിയും സാമൂഹിക അകലവും മലയാളിയും: ഒന്നര നൂറ്റാണ്ടിനു മുമ്പ് കാരുണ്യത്തിൻ്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഓർത്തോഡോക്സി → നിയമത്തിന്റെ സംരക്ഷകർ ആകണ്ടവർ പരമോന്നത നീതിപീഠത്തിന്റെ വിധികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കണം പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈവന്നിരിക്കുന്നത് വലിയ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയൻ കുരിശടികളും കൊടിമരങ്ങളും നിർമിക്കുന്നതിന് പകരം സാധുക്കളെ സഹായിക്കണം പ്രതിസന്ധികളിലെ പ്രകാശഗോപുരം; പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂർ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസർക്കോട് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,246 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 102 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,954 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 945 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 2851, മലപ്പുറം 2739, എറണാകുളം 2456, കോഴിക്കോട് 2377, പാലക്കാട് 1270, കൊല്ലം 1405, കണ്ണൂർ 1304, ആലപ്പുഴ 1289, തിരുവനന്തപുരം 908, കോട്ടയം 874, പത്തനംതിട്ട 786, വയനാട് 711, കാസർക്കോട് 494, ഇടുക്കി 490 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂർ 19, വയനാട് 14, കാസർക്കോട് 11, കൊല്ലം, പത്തനംതിട്ട 10 വീതം, തൃശൂർ 8, എറണാകുളം 7, കോഴിക്കോട് 4, മലപ്പുറം 3, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി 2 വീതം, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,296 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1416, കൊല്ലം 371, പത്തനംതിട്ട 500, ആലപ്പുഴ 821, കോട്ടയം 1447, ഇടുക്കി 393, എറണാകുളം 2174, തൃശൂർ 2542, പാലക്കാട് 2290, മലപ്പുറം 2712, കോഴിക്കോട് 2459, വയനാട് 594, കണ്ണൂർ 1106, കാസർക്കോട് 471 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,79,303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,67,492 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,99,903 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,72,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 27,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2283 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ലൈസൻസ് ;നിബന്ധനകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി ദുൽഖറിന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റിന്‍റെ പിഴ. ആറായിരം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിലവിൽ കാറുടമ പിഴ അടച്ചിട്ടില്ല. നിയമപ്രകാരം പണം നൽകിയാണ് ഇത്തരത്തിൽ വാഹനത്തിൽ സ്റ്റിക്കർ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് ചിത്രത്തിന്‍റെ പിആർ ടീം പറയുന്നു. പാലക്കാട് ആർടിഒ ഓഫിസിൽ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അതിന് ശേഷമാണ് വാഹനം റോഡിൽ ഇറക്കിയതെന്നും സിനിമയുടെ അണിയറക്കാർ അവകാശപ്പെട്ടു. എന്നാൽ അനുമതിക്കായുള്ള അപേക്ഷയും ഫീസും മാത്രമാണ് ഇവർ അടച്ചതെന്നാണ് റിപ്പോർട്ട്. ആർടിഒ ഇവർക്ക് അനുമതി നൽകിയിരുന്നില്ലത്രേ. മാത്രമല്ല സ്വകാര്യ വാഹനത്തിൽ പരസ്യം പതിക്കാൻ നിയമപരമായി അനുവാദമില്ല. കാറിനെതിരേ വ്ലോഗർമാരും രംഗത്ത് എത്തിയിരുന്നു. 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ റോഡിലൂടെ വിമാനങ്ങൾ; കാഴ്ചകണ്ട് അന്പരന്ന് ജനം! റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍ പാലാ സെന്‍റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ റോഡിലൂടെ വിമാനങ്ങൾ; കാഴ്ചകണ്ട് അന്പരന്ന് ജനം! റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍ പാലാ സെന്‍റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി ഇത് സജി സർ, കെഎസ്ആർടിസി കണ്ടക്ടർ, ഒരുപാട് നന്മകളുള്ള ഒരാൾ മെഡിക്കൽ റെപ്പിൽ നിന്ന് നഷ്ടപ്പെട്ട മരുന്ന് പൊതി ഡിപ്പോയിൽ എൽപ്പിച്ച കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യ "ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്; കുറിപ്പ് വൈറൽ മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ മമ്മൂക്കയ്ക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി ദേവികയ്ക്കു സ്മാര്‍ട്ട് ഫോണ്‍ അങ്കമാലി: നടന്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന അധ്യാപികയും മഞ്ഞപ്ര സെന്റ് മേരീസ് എല്‍പി സ്‌കൂ "എന്‍റെ പൊന്നു സാറെ അതിയാനെ ഓഫീസിലേക്ക് തിരിച്ച് വിളിക്കണേ' ‌കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ നിശ്ചിത സമയം മാത്രം ചെയ്യേണ്ടിയിരുന്ന ജോലി വർക്ക് ഫ്രം  ആ കുട്ടിയും "അമ്മയും' ഇവിടെയുണ്ട്; സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായി അക്കു അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്. അക്കുമാത് ശ്രീ സുന്ദരേശ്വരയിലെ ക്ലീനർ ഇത്താത്തയ്ക്ക് ആശംസകളുമായി ശൈലജ ടീച്ചർ കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആദികടലായി പൗലോ കൊ‌യ്‌ലോ അറിയാൻ, ആ ഓട്ടോ താങ്കളുടെ കടുത്ത ആരാധകന്‍റേതാണ് ബ്രസീൽ എഴുത്തുകാരനായ പൗലോ കൊ‌യ്‌ലോ ട്വിറ്ററിൽ പങ്കുവച്ച ഓട്ടോയുടെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായത്. എറണാകുളം നോ ധന്യയ്ക്ക് ഇത് "ധന്യ നിമിഷം ഒരു കമന്‍റ് ജീവിതം മാറിമറിച്ചപ്പോൾ സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്‍റെ ആഗ്രഹം കമന്‍റ് ചെയ്യുന്പോൾ അത് ഒരിക്കലും നടപ്പിലാകുമെന്ന് ധന്യ വിചാരി ഒന്നര സെന്‍റ് സ്ഥലത്ത് രണ്ടുനില വീട് വൈറലായി ഒരു വീട് ഒരു വീടു പണിയാൻ എത്ര സ്ഥലം വേണം. അഞ്ച് സെന്‍റ് മുതൽ ഏക്കറുകൾവരെ എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ ഒന്നര സെന്‍റിൽ "താങ്കൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണണം' ആറ്റിങ്ങലിലെ എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ഓഫീസർ രജിത പോയി കാണണമെന്ന് തിരക്കഥകൃത്ത് കെ വി അനിൽ. സ്ത്രീകളുടെയും പെൺ സന്ദീപ് വധം ആർഎസ്എസ് ആസൂത്രണം ചെയ്തത്; കുടുംബത്തെ പാർട്ടി സംരക്ഷിക്കും: കോ‌ടിയേരി ബംഗളൂരുവിൽ രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ട് ആരോപണവുമായി കോൺഗ്രസ് ആരോഗ്യവകുപ്പിൽ ഇനി ഇരുമ്പുമറ! മാധ്യമങ്ങളോട് മിണ്ടരുതെന്ന് പിണറായി സർക്കാർ സന്ദീപ് കുമാറിന്‍റെ വീട് കോടിയേരി ബാലകൃഷ്ണൻ ഇന്ന് സന്ദർശിക്കും യാത്രക്കാരൻ മരിച്ചു; അമേരിക്കയിലെ പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി സന്ദീപ് വധം ആർഎസ്എസ് ആസൂത്രണം ചെയ്തത്; കുടുംബത്തെ പാർട്ടി സംരക്ഷിക്കും: കോ‌ടിയേരി ബംഗളൂരുവിൽ രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ട് ആരോപണവുമായി കോൺഗ്രസ് ആരോഗ്യവകുപ്പിൽ ഇനി ഇരുമ്പുമറ! മാധ്യമങ്ങളോട് മിണ്ടരുതെന്ന് പിണറായി സർക്കാർ സന്ദീപ് കുമാറിന്‍റെ വീട് കോടിയേരി ബാലകൃഷ്ണൻ ഇന്ന് സന്ദർശിക്കും യാത്രക്കാരൻ മരിച്ചു; അമേരിക്കയിലെ പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.ഇതോടെ കേരളത്തിലെ പെട്രോൾ വില 95 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 95 രൂപ രണ്ട് പൈസയാണ് തിരുവനന്തപുരത്തെ വില. ഡീസലിന് 90 രൂപ എട്ട് പൈസ. 93 രൂപ 14 പൈസയാണ് കൊച്ചിയിൽ പെട്രോളിന് വില. ഡീസലിന് 88 രൂപ 32 പൈസയും.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്‌. രാജ്യത്ത് ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു. സത്യപ്രതിജ്ഞ പന്തല്‍ പൊളിച്ചു നീക്കില്ല;പന്തല്‍ ഇനി കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രം;തീരുമാനം കഴക്കൂട്ടം യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്.ലാലിന്റെ ആവശ്യ പ്രകാരം ഗാസയിൽ പാലസ്തീനികൾ ആഹ്ലാദപ്രകടനം;ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ച;ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും ഹമാസും പോലീസുകാരൻ തൂങ്ങിമരിച്ചു; ആത്മഹത്യ ഇന്ന് വിവാഹം നടക്കാനിരിക്കെ ലൈഫ് ഭവന പദ്ധതി; അനാഥരായ സ്ത്രീകൾക്ക് മുൻഗണന നൽകുമെന്ന് സർക്കാർ ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കു തീർക്കരുത്; പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല: വി മുരളീധരൻ സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തും; കങ്കണ റണാവത്ത് പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കു തീർക്കരുത്; പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല: വി മുരളീധരൻ സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തും; കങ്കണ റണാവത്ത് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഒരു സഭയും ഒരു ഭരണഘടനയും മാത്രം; രണ്ട് വിഭാഗമെന്ന വാദം അവസാനിപ്പിക്കണമെന്നും ഹൈക്കോടതി; സർക്കാർ ബലം ഉപയോഗിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുമെന്ന് അറിയില്ലേ എന്നും കോടതി; സഭാ തർക്കത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഇങ്ങനെ കൊച്ചി: പള്ളിത്തർക്കം ഇങ്ങനെ തുടരുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യം ഉയർത്തി കേരള ഹൈക്കോടതി. യാക്കോബായ, ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പള്ളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്… ബിയർ ബോട്ടിലിൽ മൂർഖന്‍റെ തല കുരുങ്ങി; വൈറലായി രക്ഷാപ്രവർത്തന വിഡിയോ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിർത്തത് ഗ്രാമീണർക്ക് നേരെ; ഖനിയിൽ ജോലി കഴിഞ്ഞ് മടങ്ങി വന്ന തൊഴിലാളികളെ വെടിവെച്ചത് രഹസ്യ വിവരത്തെ തുടർന്നെന്ന് വിശദീകരണവും; സൈന്യത്തിന്റെ പിഴവിൽ മരണപ്പെട്ടത് 12 സാധാരണക്കാർ പശ്ചിമ ബംഗാളിലെ കോളേജിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; ‘തന്നെ ബോധപൂർവ്വം മാറ്റിനിർത്തി’, കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് നാഗാലാൻഡ് കൂട്ടക്കൊല ഹൃദയഭേദകം; ‘കേന്ദ്ര സർക്കാർ ഇതിന് മറുപടി പറയണം’ -രാഹുൽ ഗാന്ധി ബിയർ ബോട്ടിലിൽ മൂർഖന്‍റെ തല കുരുങ്ങി; വൈറലായി രക്ഷാപ്രവർത്തന വിഡിയോ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിർത്തത് ഗ്രാമീണർക്ക് നേരെ; ഖനിയിൽ ജോലി കഴിഞ്ഞ് മടങ്ങി വന്ന തൊഴിലാളികളെ വെടിവെച്ചത് രഹസ്യ വിവരത്തെ തുടർന്നെന്ന് വിശദീകരണവും; സൈന്യത്തിന്റെ പിഴവിൽ മരണപ്പെട്ടത് 12 സാധാരണക്കാർ പശ്ചിമ ബംഗാളിലെ കോളേജിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; ‘തന്നെ ബോധപൂർവ്വം മാറ്റിനിർത്തി’, കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ന്യൂയോര്‍ക്ക്: വെബിലെ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ ഇനിമുതല്‍ ടൈപ് ചെയ്യുന്ന സമയം ലാഭിക്കാം. ശബ്ദം നല്‍കിയാല്‍ ലിഖിതരൂപത്തിലാകുന്ന സംവിധാനം വെബ് വേര്‍ഡില്‍ ഒരുക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളോ… തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തും; കങ്കണ റണാവത്ത് ‘മരക്കാറി’ന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ; കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല, എന്നാൽ ദേശീയവാദികൾക്ക് വേണ്ടി പ്രചാരണം നടത്തും; കങ്കണ റണാവത്ത് ‘മരക്കാറി’ന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ; കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ലൂയി പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. 1789 ജൂലൈ 14 ഇന് 1000 കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റൈറ്റൈൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത് 1789 ൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു 1792 ൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണമായിരുന്നു ഗില്ലറ്റിൻ ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാണ് റൂസ്സോ . “പ്രാര്‍ഥനയില്ലാത്ത ധാരാളം ആരാധനകളുണ്ട്‌” (കെ കെ സകരിയ്യ സ്വലാഹി മുജാഹിദ്‌ പ്രസ്ഥാനം പ്രബോധനം ചെയ്‌തുകൊണ്ടിരിക്കുന്ന തൗഹീദിനെ തകര്‍ക്കാന്‍ നവയാഥാസ്ഥിതികര്‍ ഇപ്പോള്‍ വാദിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനരഹിതവും ഖുര്‍ആന്‍-ഹദീസ്‌ വിരുദ്ധവുമായ ജല്‌പനമാണിത്‌. അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബ്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‌കാം. നിശ്ചയമായും എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ നിന്ദ്യരായ നിലയില്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” അല്ലാഹു ഇവിടെ എന്നോട്‌ ദുആ ചെയ്യുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍' എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ എന്നാണ്‌ പറയുന്നത്‌. പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ നവയാഥാസ്ഥിതികര്‍ പറയുന്നു; രണ്ടാണെന്ന്‌. പര്യായപദം എന്ന നിലക്കാണ്‌ പ്രാര്‍ഥനയും ആരാധനയും അല്ലാഹു ഇവിടെ ദര്‍ശിക്കുന്നത്‌. ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുഹമ്മദ്‌ നബി(സ) പറയുന്നു: “നുഅ്‌മാന്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രവാചകന്‍ പറഞ്ഞു: നിശ്ചയം പ്രാര്‍ഥനയാണ്‌ ആരാധന. ശേഷം നബി(സ) പാരായണം ചെയ്‌തു: നിങ്ങളുടെ നാഥന്‍ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ച്‌ പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം ചെയ്യുന്നതാണ്‌. നിശ്ചയം എനിക്ക്‌ ആരാധന അര്‍പ്പിക്കുന്നതിനെക്കുറിച്ച്‌ അഹങ്കരിക്കുന്നവര്‍ പിറകെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്‌) അല്ലാഹുവിന്റെ ദൂതനും ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട്‌ പ്രാര്‍ഥനയും ആരാധനയും ഒന്നുതന്നെയാണെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ നവയാഥാസ്ഥിതികര്‍ രണ്ടാണെന്ന്‌ ജല്‌പിക്കുക. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുജരീര്‍(റ) പറയുന്നു: നുഅ്‌മാന്‍(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അനുഗ്രഹം നിറഞ്ഞവനും ഉന്നതനുമായ അല്ലാഹു പറഞ്ഞു: നിശ്ചയം എനിക്കുള്ള ആരാധനയാണ്‌ എനിക്കുള്ള പ്രാര്‍ഥന. ശേഷം നബി(സ) ഈ സൂക്തം ഓതി (നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ പറയുന്നു: നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുവീന്‍ ” (ഇബ്‌നുജരീര്‍ 24:76). അല്ലാഹുവിനുള്ള ആരാധനകള്‍ എല്ലാം തന്നെ പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രഖ്യാപനത്തെയും അവന്റെ ദൂതന്റെ പ്രഖ്യാപനത്തെയും അംഗീകരിക്കാന്‍ നവയാഥാസ്ഥിതികര്‍ തയ്യാറില്ല. എന്റെ ആരാധനയെ തൊട്ട്‌ അഹങ്കരിക്കുന്നവര്‍ എന്നതിന്‌ എന്റെ പ്രാര്‍ഥനയെ തൊട്ട്‌ എന്ന്‌ ഇബ്‌നുജരീര്‍(റ) അര്‍ഥം നല്‌കുകയും ചെയ്യുന്നു. പ്രഗത്ഭ സ്വഹാബിവര്യനായ അനസ്‌(റ) പറയുന്നു: “പ്രാര്‍ഥന മുഴുവനുമാണ്‌ ആരാധന” (ഇബ്‌നുജരീര്‍ 24:76 ഇമാം റാസി(റ) എഴുതുന്നു: “ആരാധന എന്ന അര്‍ഥത്തില്‍ പ്രാര്‍ഥന എന്ന പദം ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌” (റാസി 14:80 ഇമാം ഖുര്‍തുബി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥന തന്നെയാണ്‌ ആരാധന” (ഖുര്‍തുബി 15:286 ഇബ്‌റാഹീം നബി(അ) പ്രസ്‌താവിച്ചതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നതിനെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതു മൂലം ഞാന്‍ ഭാഗ്യംകെട്ടവനാകാതിരുന്നേക്കാം. അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍ ” (മര്‍യം 48,49) അല്ലാഹുവിനു പുറമെ അവര്‍ പ്രാര്‍ഥിച്ചുവരുന്നവയെയും വെടിഞ്ഞു അദ്ദേഹം പോയപ്പോള്‍ എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ അല്ലാഹു ഇവിടെ പ്രയോഗിച്ചത്‌ ആരാധിക്കുന്നവയെയും എന്നാണ്‌. പ്രാര്‍ഥനയും ആരാധനയും പര്യായപദമായിട്ടാണ്‌ അല്ലാഹു ഇവിടെ പ്രയോഗിക്കുന്നത്‌. ഒരേ ആശയത്തിനുവേണ്ടി മതത്തില്‍ പ്രയോഗിക്കുന്ന രണ്ട്‌ പദങ്ങളായിട്ട്‌. അല്ലാഹു പറയുന്നു: “അല്ലാഹുവിന്‌ പുറമെ ഉയിര്‍ത്തെഴുന്നേല്‌പിന്റെ ദിവസം വരെയും തനിക്ക്‌ ഉത്തരം നല്‌കാത്തവരെ വിളിച്ച്‌ പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അശ്രദ്ധന്മാരുമാണ്‌. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യുന്നതാണ്‌. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.” (അഹ്‌ഖാഫ്‌ 5,6 പ്രാര്‍ഥിച്ചിരുന്നതിനെ അവര്‍ നിഷേധിക്കും എന്ന്‌ പറയേണ്ട സ്ഥാനത്ത്‌ ആരാധിച്ചതിനെ എന്ന്‌ പര്യായപദമായ നിലക്കാണ്‌ അല്ലാഹു ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്‌. ആരാധനയെല്ലാം പ്രാര്‍ഥനയല്ല എന്നോ പ്രാര്‍ഥനകളെല്ലാം ആരാധനകളല്ല എന്നോ ഹദീസ്‌ കൊണ്ടോ ഖുര്‍ആന്‍ കൊണ്ടോ തെളിയിക്കാന്‍ നവയാഥാസ്ഥിതികര്‍ക്ക്‌ സാധിക്കുമോ? അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ കൂടെ മറ്റൊരു ആരാധ്യനെ നീ വിളിച്ചുതേടരുത്‌. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല” (ഖസ്വസ്വ്‌ 88, ശുഅറാഅ്‌ 213 പ്രാര്‍ഥന വല്ലവന്നും വേണ്ടി അര്‍പ്പിക്കപ്പെട്ടാല്‍ അവന്‍ ആരാധ്യനായിത്തീരുമെന്ന്‌ അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന്‌ തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു” (അന്‍ആം 56 ആരാധനയെല്ലാം പ്രാര്‍ഥനയാണെന്ന്‌ അല്ലാഹു ഇവിടെ പ്രസ്‌താവിക്കുന്നു. സൂറതുഗാഫിര്‍ 66-ാം സൂക്തത്തിലും ഇപ്രകാരം പറയുന്നു. അനസ്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: “പ്രാര്‍ഥന ആരാധനയുടെ സത്തയാണ്‌” (തിര്‍മിദി 3371 ഒരു കാര്യം ആരാധനയാകണമെങ്കില്‍ അതില്‍ പ്രാര്‍ഥനയുണ്ടായിരിക്കണം. പ്രാര്‍ഥനയില്ലാത്ത ആരാധനയില്ല. ഇതാണ്‌ നബി(സ) പറയുന്നത്‌. ഈ ഹദീസിന്റെ പരമ്പരക്ക്‌ അല്‌പം ദുര്‍ബലതയുണ്ട്‌. എങ്കിലും ഹദീസിന്റെ ആശയം ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ മറ്റു ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടതാണ്‌. അതിനാല്‍ പ്രഗത്ഭരായ പണ്ഡിതന്മാര്‍ ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയില്‍ എഴുതുന്നു: “തിരുമേനി പറഞ്ഞു: ദുആ ഇബാദത്തിന്റെ മജ്ജയാണ്‌ (തി.)” (വാള്യം 4, പേജ്‌ 2887 ഇമാം ശൗകാനി(റ) എഴുതുന്നു: “തീര്‍ച്ചയായും പ്രാര്‍ഥനയുടെ ശരിയായ അര്‍ഥപ്രകാരം അതുതന്നെയാണ്‌ ആരാധന. അത്രയുമല്ല അത്‌ ആരാധനയുടെ മജ്ജയാണ്‌. സ്വഹീഹായ ഹദീസില്‍ വന്നതുപോലെ.” (ഫതുഹുല്‍ഖദീര്‍ 4:617) മലക്കുകളും മുസ്‌ലിംജിന്നുകളും പിശാചുക്കളും അദൃശ്യലോകത്ത്‌ ജീവിക്കുന്നവരാണ്‌. അതിനാല്‍ ഇവരെ വിളിച്ച്‌ സഹായംതേടല്‍ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഇവരുടെ കഴിവിന്റെ പരിധിയില്‍ വരുന്നത്‌, കഴിവിന്റെ പരിധിയില്‍ വരാത്തത്‌ എന്ന വേര്‍തിരിവും വ്യത്യാസവും വിഭജനവും ഇസ്‌ലാം ഇവിടെ പരിഗണിക്കുന്നില്ല. നവയാഥാസ്ഥിതികര്‍ മാത്രമാണ്‌ ഇപ്രകാരം വ്യത്യാസവും വിഭജനവും ആദ്യമായി നല്‌കുന്നത്‌. Labels: അബ്ദുസ്സലാം സുല്ലമി, ആരാധന, കെ കെ സകരിയ്യ, പ്രാര്‍ഥന, സലാഹി അത് പണ്ട് സുന്നികളും ഇപ്പോള്‍ കുറച്ചു നവ യാഥാസ്ടിതികാരും പറയുന്നതാണ് ചെങ്ങാതി ഇതുവരെ ഇബാടെത്തെന്നാല്‍ ആരാധനാ എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ആരാധനയിലും വസ് വാസ് ആയി തുടങ്ങി അല്ലെ? അജ്ഞത അനാചാരം അന്ധവിശ്വാസം അബ്ദുസ്സലാം സുല്ലമി ആരാധന ആലുവ സംവാദം ഈസാനബി (അ) കണ്ണേറ് കാന്തപുരം കെ കെ സകരിയ്യ കൊട്ടപ്പുറം ഖുത്ബ ഖുർആൻ നിഷേധം ജിന്ന് ജുമുഅ ഖുത്ബ തിരുമുടി തൌഹീദ് ദാമ്പത്യം ഇസ്‌ലാമില്‍ നബിദിനം നവയാഥാസ്ഥിതികർ പരിഭാഷ പ്രാര്‍ഥന ബിദ്‌അത്ത് ഭാര്യ ഭിന്നതകള്‍ മദ്‌ഹബുകള്‍ മലക്ക് രിസാല വിധി വിശ്വാസം സഖാഫി സത്യധാര സലാഹി സംവാ‍ദം സഹായതേട്ടം സിഹ്‌റ് സിറാജ് സുന്നി-മുജാഹിദ് സുന്നിഅഫ്‌കാര്‍ സുന്നിവോയ്സ് കോഴിക്കോട്: നാലു വിദേശ താരങ്ങളും 12 മലയാളികളും അടങ്ങുന്ന ശക്തമായ ടീമുമായി ഗോകുലം കേരള എഫ് സി ഞായറാഴ്ച ആര്‍മി റെഡ് ടീമിനെതിരെ ഡ്യൂറന്‍ഡ് ഗോകുലത്തിന് പുതിയ മുഖം, ടീമില്‍ പുതിയ ഒന്‍പത് താരങ്ങള്‍ കോഴിക്കോട്: പുതുക്കിപ്പണിത ടീമുമായി ഗോകുലം കേരള എഫ്.സി. പുതിയ സീസണിനൊരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാരായ ടീമില്‍നിന്ന് കോഴിക്കോട്: നിലമ്പൂരിൽ നിന്നുള്ള പ്രതിരോധതാരം മുഹമ്മദ് ഉവൈസ് ഇനി ഗോകുലം എഫ്സിയിൽ. ഇരുപത്തിരണ്ടു വയസ്സുള്ള ഉവൈസ് കഴിഞ്ഞ സീസണിൽ കെഎസ്ഇബിക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; ഐ ലീഗ് ജേഴ്‌സി ഗോകുലം താരം സി.കെ ഉബൈദ് ലേലം ചെയ്യുന്നു കോഴിക്കോട്: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മാതൃകാപരമായ നീക്കവുമായി ഗോകുലം കേരള കോഴിക്കോട്: വനിതാ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌സി ടീം ഏഷ്യയിലേക്ക്. ഒക്ടോബറില്‍ നടക്കുന്ന എഎഫ്‌സി വനിതാ ചാമ്പ്യന്‍ഷിപ്പിലാണ് കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സിക്ക് കൊച്ചി: ഐ-ലീഗ് കിരീടത്തിന് പിന്നാലെ കേരള ക്ലബ്ബ് ഗോകുലത്തിന് മറ്റൊരു സന്തോഷം കൂടി. കേരള പ്രീമിയര്‍ ലീഗ് കിരീടം വീണ്ടും ഗോകുലം കേരള വിൻസി ബാരറ്റോ ബ്ലാസ്റ്റേഴ്‌സിലേക്ക്, നവോച്ച സിങ് ഒഡിഷ എഫ്.സി.യിൽ കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ വിസെൻസോ ആൽബർട്ടോ അന്നീസെ അടുത്തസീസണിലും ക്ലബ്ബിൽ തുടരും. ഇറ്റാലിയൻ അന്ന് കോച്ച് ഒന്നേ പറഞ്ഞുള്ളൂ: പലർക്കും കൈവരിക്കാൻ കഴിയാത്ത നേട്ടമാണിത് ഐ ലീഗ് കിരീടം ആദ്യമായി കേരളത്തിലെത്തിച്ചിരിക്കുകയാണ് ഗോകുലം കേരള എഫ്.സി. ലീഗിലെ അവസാന മത്സരത്തില്‍ ട്രാവുവിനെ ഒന്നിനെതിരേ നാലു ആവേശം പകര്‍ന്ന് ഗോകുലം കേരള ടീമിന്റെ വിക്ടറി പരേഡ് കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യുടെ ഐ ലീഗ് കിരീടനേട്ടം കേരള ഫുട്‌ബോളിന് സമ്മാനിച്ച പുത്തനുണര്‍വിന്റെ സാക്ഷ്യമായി ടീമിന്റെ 'ദേശീയ ടീമില്‍ കളിക്കാന്‍ യോഗ്യതയുള്ളവര്‍ ഐ ലീഗിലുമുണ്ട് ' കോഴിക്കോട്: ഇറ്റലിക്കാരനായ യുവകോച്ച് വിന്‍സെന്റൊ ആല്‍ബര്‍ട്ടൊ അന്നീസെയുടെ തന്ത്രങ്ങളാണ് ഗോകുലം കേരളാ എഫ്.സിക്ക് ഇത്തവണ ഇത്തവണ കിരീടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗോകുലം ക്ലബ് പ്രസിഡന്റ് പ്രവീണ്‍ എവരിവേർ എമില്‍, ഗോകുലത്തിന്റെ മിഡ്ഫീല്‍ഡ് രാജ ഗോകുലം കേരള എഫ്.സി ആദ്യമായി ഐ ലീഗ് കിരീടം കേരളത്തിലെത്തിച്ച് ചരിത്രമെഴുതിയിരിക്കുകയാണ്. കിരീട നേട്ടത്തില്‍ ഗോകുലത്തിന് നന്ദി പറയേണ്ട കേരളത്തില്‍ നിന്ന് പ്രൊഫഷണലിസത്തിന്റെ വഴിയില്‍ അരക്കൈ നോക്കാന്‍ ഇറങ്ങുന്ന മൂന്നാമനാണ് ഗോകുലം. എഫ്.സി. കൊച്ചിനാണ് കൊമ്പും 'ഇത് ഈ സ്‌പെഷ്യല്‍ ടീമിന്റെ വിജയം'-ഗോകുലത്തിന്റെ ചരിത്ര നേട്ടത്തെക്കുറിച്ച് പരിശീലകന്‍ അനീസെ കിരീടം നേടണമെന്ന വാശിയില്‍ പിറന്ന ജയമാണിത്: ബിനോ ജോര്‍ജ് കൊല്‍ക്കത്ത: ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബ്ബ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ് ഡ്യൂറന്റ് കപ്പ്, ഐ ലീഗ് കേരളത്തിന്റെ അഭിമാനമാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടതോടെ വലിയൊരു കാത്തിരിപ്പിനാണ് ഗോകുലം എഫ്.സി വിരാമമിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി കേരളം കാത്തിരുന്ന ഗോകുലത്തിന്റെ കിരീട വഴി ഇതാ ഇങ്ങനെ! ഐ ലീഗ് കിരീടം നേടി ചരിത്രമെഴുതിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ശനിയാഴ്ച ട്രാവുവിനെതിരേ നടന്ന നിര്‍ണായക മത്സരത്തില്‍ ഇത്തവണത്തെ ഐ ലീഗ് സീസണില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി നടത്തിയത്. ഐ ഗോകുലം ഐ ലീഗ് ചാമ്പ്യന്മാര്‍; ഉയര്‍ത്തെഴുന്നേറ്റ് കേരള ഫുട്‌ബോള്‍ കൊല്‍ക്കത്ത: കിഷോര്‍ ഭാരതി ക്രീരാംഗനില്‍ ഇതാ കേരളം ചരിത്രമെഴുതി. ഐ ലീഗ് ഫുട്‌ബോള്‍ കിരീടം ഇതാദ്യമായി ഗോകുലം കേരളയുടെ കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനേട്ടത്തിനരികെ ഗോകുലം കേരള എഫ്.സി. ഐ ലീഗ് ഫുട്‌ബോള്‍ പ്ലേ ഓഫിലെ കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീരിനെതിരേ ഗോകുലം കേരള എഫ്.സി.ക്ക് സമനില വിജയം തുടര്‍ന്ന് ഗോകുലം; ചര്‍ച്ചിലിനെ തകര്‍ത്തത് എതിരില്ലാത്ത മൂന്നു ഗോളിന് കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിലെ നിര്‍ണായക പോരാട്ടത്തില്‍ ഗോകുലം കേരള എഫ്.സി.ക്ക് ജയം. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ കൊൽക്കത്ത: ഐ ലീഗ് ഫുട്‌ബോൾ സൂപ്പർ സിക്സ് പോരാട്ടത്തിൽ ഗോകുലം കേരള ജയത്തോടെ തുടങ്ങി. വെള്ളിയാഴ്ച പഞ്ചാബ് എഫ്.സിയെ തോൽപ്പിച്ചു (1-0 ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ഇനി കിരീടത്തിനുള്ള കളികള്‍ കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിലെ ആവേശപ്പോരില്‍ ഗോകുലം കേരള എഫ്.സി.യെ കീഴടക്കി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ ഒന്നാം സുദേവ ഡല്‍ഹി എഫ്.സിക്കെതിരേ ജയം; ഐ ലീഗില്‍ സൂപ്പര്‍ സിക്‌സ് ഗ്രൂപ്പില്‍ കടന്ന് ഗോകുലം കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ സുദേവ ഡല്‍ഹി എഫ്.സിയെ തോല്‍പ്പിച്ച് ഐ ലീഗ് ഫുട്ബോളിന്റെ സൂപ്പര്‍ സിക്‌സ് ഇന്ത്യന്‍ ആരോസിനെതിരേ തകര്‍പ്പന്‍ ജയവുമായി ഗോകുലം കേരള എഫ്.സി കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ ഗോകുലം കേരള എഫ്.സി. പ്രതീക്ഷകാത്തു. വെള്ളിയാഴ്ച ഇന്ത്യന്‍ ഐ-ലീഗില്‍ ട്രാവുവിനെതിരേ തകര്‍പ്പന്‍ ജയവുമായി ഗോകുലം കൊല്‍ക്കത്ത: ഐ-ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് കേരള ടീമിനെ പരാജയപ്പെടുത്തിയത് ഐ-ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ഗോകുലം; നെറോക്കയെ തകര്‍ത്തത് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോകുലം കേരള എഫ്.സി. മണിപ്പൂര്‍ കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വിയോടെ തുടക്കം. ആദ്യകളിയില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പുതിയ സീസണ്‍; ഒരുക്കങ്ങളാരംഭിച്ച് ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള കോഴിക്കോട്: പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളാരംഭിച്ച് ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി. ഒക്ടോബര്‍ ആദ്യവാരം പരിശീലന ക്യാമ്പ് ആരംഭിക്കുന്നതിനായുള്ള റോഷന്‍ സിങ്ങ് ഇനി ഗോകുലം എഫ്.സിയില്‍ കോഴിക്കോട്: മണിപ്പൂരിൽ നിന്നുള്ള പ്രതിരോധ താരം റോഷൻ സിങ്ങ് ഇനി ഗോകുലം കേരള എഫ്.സിയിൽ. 25-കാരനായ റോഷൻ കഴിഞ്ഞ സീസണിൽ നെറോക്ക എഫ്.സിയുടെ ഗോള്‍കീപ്പര്‍ ഷായെന്‍ റോയ് ഇനി ഗോകുലത്തില്‍ കോഴിക്കോട്: പുതിയ ഗോൾകീപ്പറെ തട്ടകത്തിലെത്തിച്ച് ഐ-ലീഗിലെ കേരള ക്ലബ്ബ് ഗോകുലം എഫ്.സി. മണിപ്പൂർ ക്ലബ്ബായ ട്രാവു എഫ്.സിക്കുവേണ്ടി കഴിഞ്ഞ കോഴിക്കോട്: കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്ഫീൽഡർ റിഷാദ് പി.പി ഇനി ഗോകുലം കേരള എഫ്.സിയിൽ. ഡിഫെൻസീവ് മിഡ്ഫീൽഡറായ ഇരുപത്തിയഞ്ചുകാരൻ നേപ്പാളില്‍ നിന്ന് മുഹമ്മദ് ആസിഫ് കേരളത്തിലേക്ക്;ഗോകുലവുമായി കരാറൊപ്പിട്ടു കോഴിക്കോട്: ഒരു പുതിയ താരത്തെ കൂടി തട്ടകത്തിലെത്തിച്ച് ഐ-ലീഗ് ക്ലബ്ബ് ഗോകുലം എഫ്.സി. നേപ്പാളി ക്ലബ്ബ് മനങ് മർഷ്യാങ്ഡിയുടെ മലയാളി പ്രതിരോധതാരം ഗോകുലം പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ്ബ് വിട്ടു; പുതിയ പരിശീലകന്‍ ഒരാഴ്ചയ്ക്കകം കോഴിക്കോട്: കേരളത്തിന്റെ ഐ-ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സിയുടെ പരിശീലകന്‍ സാന്റിയാഗോ വരേല ക്ലബ്ബുമായി വഴിപിരിഞ്ഞു. ഗോകുലത്തിന് മഞ്ചേരിയില്‍ കളിക്കാന്‍ ഗോകുലം; പയ്യനാട് സ്റ്റേഡിയം ക്ലബ്ബിന്റെ രണ്ടാം ഹോംഗ്രൗണ്ടാക്കും കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം വേദിയായി കോഴിക്കോട് പരിഗണിക്കുമ്പോള്‍ മഞ്ചേരിയില്‍ കളിക്കാനുള്ള നീക്കം ശക്തമാക്കി ഗോകുലം ബ്ലാസ്‌റ്റേഴ്‌സിന് ഇക്കാര്യം ഞങ്ങളുമായി ചര്‍ച്ച ചെയ്യാമായിരുന്നു, അതുണ്ടായില്ല ഗോകുലം പ്രസിഡന്റ് മലയാളികളുടെ 'ജോസൂട്ടി' തിരിച്ചെത്തുന്നു; ഇത്തവണ പക്ഷേ ബ്ലാസ്റ്റേഴ്സിലേക്കല്ല കോഴിക്കോട്: മലയാളി ഫുട്ബോള്‍ ആരാധകരുടെ പ്രിയതാരം ഹോസു തിരിച്ചെത്തുന്നു. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിലേക്കല്ല, ഐ ലീഗ് ക്ലബ്ബ് ഗോകുലം ഗോകുലം ഒരുങ്ങുന്നു; യുവ ടീം, വലിയ ലക്ഷ്യം കോഴിക്കോട്: യുവനിരയ്ക്ക് പ്രധാന്യമുള്ള ടീമിനെ ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്.സി. അടുത്ത സീസണിന് ഒരുക്കംതുടങ്ങി. മലയാളികൾ അടക്കം യുവതാരങ്ങൾക്ക് ബെംഗളൂരു സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാകുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6974 പേര്‍ക്കായിരുന്നു. അതേ സമയം 9073 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 533850 പേര്‍ക്കാണ്. ഇതില്‍ 432450 പേര്‍ക്കാണ് രോഗം ഭേദമായത്. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം 93153 ആണ്. ഇതു വരെ 8228 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചതും കൂടുതല്‍ പേര്‍ മരിച്ചതും ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. ചൊവ്വാഴ്ച 3082 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അതേ സമയം ഇന്നലെ 4145 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. ബെംഗളൂരുവിൽ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2715 ആണ്. മൈസൂരു (715 ദക്ഷിണ കന്നഡ (492 ധാർവാഡ് (466) ബെല്ലാരി (418) എന്നീ ജില്ലകളാണ് ബെംഗളൂരു അർബൻ കഴിഞ്ഞാൽ മരണനിരക്കിൽ മുന്നിലുള്ളത്. ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പകുതിയോളം ജില്ലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരെക്കാള്‍ രോഗ മുക്തി നേടിയവരാണ് കൂടുതല്‍. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ കാമുകൻ വിവാഹിതൻ മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ്… വീണ്ടും മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ… വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത് വാൾ പയറ്റ് ചില തിന്മകൾക്കെതിരെ സന്ധിയില്ലാതെ പോരാടാനുള്ള ചെറിയ ശ്രമം തിന്മ ആരു ചെയ്താലും മുഖം നോക്കാതെ എതിർക്കാൻ ഒരിടം തിന്മയെ ഉന്മൂലനം ചെയ്യാതെ ആദർശമാകുന്ന വാൾ ഉറയിൽ പോകില്ല തീർച്ച.! എന്റെ ബൈബിൾ വായനയും ചില സംശയങ്ങളും സർവ്വ ശക്തനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ,, തിരഞ്ഞു നടക്കുന്നതിനിടയിലായിരുന്നു ഏറ്റവും താഴെ കണ്ട “പുതിയ നിയമം” എന്റെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു കാലം മുൻപ് എവിടെ നിന്നോ കിട്ടിയതാണ്. എന്നാൽ പിന്നെ അതു തന്നെയാകാം ഇത്തവണ വായന.. എന്റെ ബൈബിൾ വായനക്കിടെയും തുടർന്നുണ്ടായ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ നിന്നും എനിക്കുണ്ടായ ചില സംശയങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനാണീ പോസ്റ്റ് എഴുതുന്നത്..മുൻ ധാരണയോടെയാണ് ആരെങ്കിലും ഇത് വായിക്കുന്നത് എങ്കിൽ, നിങ്ങൾക്ക് മുകളിൽ കാണുന്ന “ക്ലോസ്” ബട്ടൺ അമർത്തി തിരിച്ച് പോകാവുന്നതാണ്. ബൈബിളിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ലെന്ന് ആദ്യം തന്നെ പറയട്ടെ ഈ പോസ്റ്റ് വായിക്കുന്ന, ബൈബിളിനെ കുറിച്ച് കൂടുതലറിയാവുന്നവർ എന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി തരും എന്ന് പ്രതീക്ഷിച്ച് കൊണ്ട് തുടങ്ങട്ടെ.. പുതിയ നിയമത്തിലെ മത്തായി (Matthew) യുടെ സുവിശേഷത്തിലെ 4:10 ഇൽ താഴെ കാണുന്നത് പോലെ കാണുന്നു: ഇതിൽ കാണുന്നത് യേശു “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്നാണല്ലോ, അപ്പോൾ ഇന്ന് ക്രൈസ്തവർ കർത്താവ്, അഥവാ സാക്ഷാൽ ദൈവത്തെ മാത്രമാണോ ആരാധിക്കുന്നത്? അതല്ല, ബൈബിളിന്റെ കല്പനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണോ ഇന്നുള്ളവർ? യോഹന്നാന്റെ (John) സുവിശേഷം 5:31 ഇൽ ഇപ്രകാരം കണുന്നു: ഇതിൽ പറയുന്നത് “എന്റെ സാക്ഷ്യം സത്യമല്ല” എന്നാണല്ലോ, എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ തന്നെ 8:14 ഇൽ ഇപ്രകാരം കാണുന്നു: ഇതിൽ പറയുന്നതാകട്ടെ “ എന്റെ സാക്ഷ്യം സത്യം ആകുന്നു” എന്നുമാണ്. ഇത് രണ്ടും വൈരുദ്ധ്യമല്ലേ? ദൈവത്തിൽ നിന്നുള്ള ഗ്രന്ഥമാണെങ്കിൽ അതിൽ വൈരുദ്ധ്യം കടന്നു കൂടുമോ മാത്രമല്ല, ബൈബിളിൽ ഒരിടത്തും ഒരു വൈരുദ്ധ്യവും കാണിച്ചു തരാൻ സാധിക്കയില്ല എന്ന് പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരേയും നമുക്ക് കാണാം. ഇതിന്റെ നിജസ്തിതി എന്താണ് എന്റെ കയ്യിലുള്ള ബൈബിളിലും എന്റെ കമ്പ്യൂട്ടറിൽ PDF ആയുള്ള ബൈബിളിലും മത്തായിയുടെ സുവിശേഷം 27:9,10 ഇൽ ഇങ്ങനെ കാണുന്നു: ഇതിൽ പറയുന്നത് “യിരെമ്യാപ്രവാചകൻ മുഖാന്തരം” എന്നാണ്. എന്നാൽ കൊച്ചിയിലെ ഭാരത് ബൈബിൾ സൊസൈറ്റി പുറത്തിറക്കിയ മലയാളം ബൈബിളിൽ “സെഖര്യാപ്രവാചകൻ” എന്നാണുള്ളത് എന്ന് കണ്ടു. മറ്റു ബൈബിളുകളിൽ നിന്ന് വ്യത്യസ്തമായി അതിൽ “സഖര്യാ” പ്രവാചകൻ എന്ന് എഴുതിയിരിക്കുന്നു. 20 നൂറ്റാണ്ടുകളായി ക്രൈസ്തവ സഭ മൊത്തത്തിൽ ആവർത്തിച്ചു വരുന്ന അബദ്ധം ഈയടുത്ത കാലത്ത് കൊച്ചിക്കാർ തിരുത്തിയിരിക്കുന്നു പരിശുദ്ധാത്മാവിനു സംഭവിച്ച തെറ്റ് തിരുത്തുന്ന കൊച്ചിക്കാരെ എന്താണു വിളിക്കുക? മത്തായിയുടെ സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷത്തിലും യേശുവിന്റെ വംശാവലി കൊടുത്തിട്ടുണ്ട്. രണ്ടിലും യേശു ജനിച്ചത് ദാവീദിന്റെ പുത്രപാരമ്പര്യത്തിലാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ദാവീദ് മുതൽ യേശു വരെ പറഞ്ഞിരിക്കുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിൽ യേശു മുതൽ ദാവീദ് വരെയും പിന്നീട് ദാവീദ് മുതൽ ആദം വരെയും പറഞ്ഞിരിക്കുന്നു. എന്നാൽ ഇതിൽ വ്യക്തമായ വൈരുദ്ധ്യമാണ് കാണുന്നത്. മത്തായിയുടേതില്‍ ദാവീദ് കഴിഞ്ഞാല്‍ ശാലമോനും പിന്നീട് രഹബ്യാമും ആണെങ്കില്‍, ലൂക്കോസിന്റേതില്‍ ദാവീദ് കഴിഞ്ഞാല്‍ നഥാനും പിന്നീട് മത്തഥയുമാണ് ഇങ്ങനെ ഉടനീളം ഇതില്‍ വ്യത്യാസം കാണുന്നു ആവശ്യമെങ്കിൽ ഈ വംശാവലി മുഴുവൻ ഞാൻ പോസ്റ്റ് ചെയ്യാം) ഇതെങ്ങനെ വന്നു?? ബൈബിൾ ദൈവിക ഗ്രന്ഥമാണെന്ന് പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുണ്ടാകുന്ന സംശയങ്ങളിൽ ചിലതാണിത് ഇത് ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു.. അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ.. ബൈബിൾ ദൈവിക ഗ്രന്ഥമാണെന്ന് പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുണ്ടാകുന്ന സംശയങ്ങളിൽ ചിലതാണിത് ഇത് ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു.. ഇനിയും വൈരുദ്ധ്യങ്ങള്‍ പുതിയനിയമത്തില്‍ തന്നെ കാണാം. ഇതിനു മറുപടി കിട്ടിയിട്ടു മതിയല്ലോ ബാക്കിയല്ലേ യേശുവിന്‍റെ കുരിശു മരണവുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങള്‍ ഒരു പോസ്റ്റിനുള്ള നല്ലൊരു വിഷയമാണ്. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ അവര്‍ പാതിരിമാരോടും ക്രിസ്ത്യന്‍ പണ്ഡിതന്മാരോടും ചോദിച്ചു മനസിലാക്കി ഇവിടെയോ മറ്റൊരു ബ്ലോഗു തുടങ്ങിയോ പറയട്ടെ. ഞാന്‍ പഠിച്ച ക്രിസ്ത്യന്‍ സ്കൂളില്‍ ഒരു കാലത്ത് ഫ്രീയായി പുതിയ നിയമം കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. പിന്നീട് കുട്ടികള്‍ തന്നെ ഇമ്മാതിരി വൈരുധ്യങ്ങളുടെ അടിയില്‍ വരച്ച് ക്രിസ്ത്യന്‍ മാഷന്മാര്‍ക്ക് കാണിച്ചു കൊടുത്തതോടെ ആ പരിപാടി നിര്‍ത്തി പ്രബോധന സംരഭങ്ങള്‍ അല്ലാഹു വിജയത്തില്‍ എത്തിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു ബാസില്‍ ബായ്‌ ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ട്, പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. ബൈബിള്‍ പഠിക്കാന്‍ ഇനിയും ശ്രമിച്ചിട്ടില്ല (ആവശ്യം തോന്നിയില്ല ഏക ദൈവവും അല്ലാഹുവിനെ മാത്രമായുള്ള ആരാധനയും ഉള്ളപ്പോള്‍ മറ്റൊന്ന് വേണമോ? യേശു ജനങ്ങളോട് പറഞ്ഞു മോശയെ പോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍ നിന്നും അവര്‍ക്കായി നല്‍കും എബ്രഹാം പ്രവാചകന്‍റെ മകനായ ഇഷാകിന്റെ പാരമ്പര്യത്തില്‍ ആണ് യേശു എന്ന് ബൈബിള്‍ തന്നെ പറയുന്നു ഇഷാകിന്റെ(അ)സഹോദരനായ ഇസ്മായില്‍ നബിയുടെ പാരമ്പര്യത്തില്‍ ആണ് മുഹമ്മദ്‌ നബി ജനിച്ചത്‌ എന്നു നമുക്കൊക്കെ അറിയാം യേശു അവസാനം പോകുമ്പോള്‍ പറഞ്ഞു: ഞാന്‍ പോയാലെ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരൂ. അവന്‍ നിങ്ങളെ സകല സത്യത്തിനും വഴി നടത്തും.അവന്‍ എന്നെ മഹത്വപ്പെടുത്തും.. യേശു പ്രവചിച്ച അതല്ലെങ്കില്‍ സന്തോഷവാര്‍ത്ത അറിയിച്ച ആ പ്രവാചകനാണ് മുഹമ്മദ്‌ നബി സ @ അൻസാർക്ക അതെ, ഇനിയുമുണ്ടൊരുപാട് കുരിശുമരണത്തെ കുറിച്ച് മത്തായിയും യോഹന്നാനും പറയുന്നത് പരിശോധിച്ചാൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാൻ പറ്റും പോസ്റ്റിന്റെ നീളക്കൂടൽ ഭയന്ന് അതൊക്കെ ഒഴിവാക്കി ഇനി ആരെങ്കിലും ആവശ്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്താൽ ആവശ്യമെങ്കിൽ നമുക്കതൊക്കെ ഉൾപ്പെടുത്താം, ഇൻഷാ അല്ലാഹ് ആദ്യം ചോദിച്ച ചോദ്യങ്ങൾക്ക് എവിടെ നിന്നെങ്കിലും ഉത്തരം കിട്ടുമോന്ന് നോക്കട്ടെ ബ്ലോഗ് വിസിറ്റിയതിനും കമന്റിയതിനും നന്ദി.. @ വി.പി. അഹ്മദ്ക ഞാനും ഈയടുത്താണു ബൈബിൾ വായന തുടങ്ങിയത് രസത്തിനു തുടങ്ങിയതാണ്, പിന്നെ വൈരുദ്ധ്യങ്ങളും സംശയങ്ങളും മാർക്ക് ചെയ്യാൻ തുടങ്ങി ഇപ്പോ ഇവിടെ എത്തി നിൽകുന്നു ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. @ നസീംക അങ്ങനെയൊന്നുമുണ്ടല്ലെ ഞാൻ ശ്രദ്ധിച്ചില്ല. അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ബ്ലോഗ് വിസിറ്റിയതിനും അറിവ് പങ്കു വെച്ചതിനും നന്ദി,, "ബൈബിളിലെ വൈരുദ്ധ്യങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ട്, പ്രസംഗങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. ബൈബിള്‍ പഠിക്കാന്‍ ഇനിയും ശ്രമിച്ചിട്ടില്ല (ആവശ്യം തോന്നിയില്ല എന്ന് മുകളില്‍ കമ്മെന്റ് ഇട്ടിരിക്കുന്ന ആളുടെ അതെ അവസ്ഥയില്‍ നിന്നുണ്ടായതാണ് ഇത്തരം സംശയങ്ങള്‍ ബൈബിളിനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ലെന്ന് ആദ്യം തന്നെ പറയഞ ആള്‍ ആ വിനയത്തോടൊപ്പം ഉള്ളില്‍ ഒളിപ്പിച്ചുവേചിരിക്കുന്ന കുരുട്ടുബുദ്ധി പുറത്തെടുക്കാതെ അല്പം ക്ഷമ കൂടി കാനികേണ്ടി ഇരുന്നു അറിയാവുന്ന കാര്യങ്ങള്‍ക്ക് ആദ്യം മറുപടി തരാം ബാക്കി പഠിച്ചിട്ടും സമയം പോലെ പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂര്‍ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍ മക്കള്‍ നിശ്ചയിച്ച മുപ്പതുവെള്ളിനാണയങ്ങളെടുത്ത്,കര്‍ത്താവ് എന്നോടു കല്‍പിച്ചതുപോലെ അവര്‍ കുശവന്റെ പറമ്പിനായി കൊടുത്തു. 4 വംശാവലിയിലെ വൈരുദ്ധ്യം" കുറെ ഏറെ ചര്‍ച്ച ചെയ്തതാണ് താങ്കള്‍ക്ക് അത് പരിശോധിക്കം .തന്നിരിക്കുന്ന ലിങ്കിലും അതുമായി ബന്ധപ്പെട്ട കംമെന്റുകളും വായിക്കുക ബൈബിളിലെ വൈരുദ്ധ്യം പരതി നടക്കുന്ന "ബൈബിളിനെ കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന്" അംഗീകരിക്കുന്ന ആളുകള്‍ പുതിയ പോസ്റ്റ്‌ ഇടുന്നത്തില്‍ തിടുക്കം കാട്ടാതെ പഴയതൊക്കെ വായിച്ചു പഠിക്കാന്‍ ക്ഷമ കാണിക്കുക എനിക്കും ഉണ്ടായിരുന്നു അത്യാവശ്യം സംശയങ്ങള്‍ അതൊക്കെ ഞാന്‍ ഒരു ബ്ലോഗ്‌ ആക്കിയിട്ടുണ്ട്. മത്തായിയുടേതില്‍ ദാവീദ് കഴിഞ്ഞാല്‍ ശാലമോനും പിന്നീട് രഹബ്യാമും ആണെങ്കില്‍, ലൂക്കോസിന്റേതില്‍ ദാവീദ് കഴിഞ്ഞാല്‍ നഥാനും പിന്നീട് മത്തഥയുമാണ്.. രണ്ടു ദാവീദിന്റെ രണ്ടു മക്കളാണ്. നാഥാനിലൂടെ മറിയത്തിന്റെ വംശാവലിയും സോളമനിലൂടെ ജോസഫിന്റെയും . കുരിശുമരണത്തെ കുറിച്ച് മത്തായിയും യോഹന്നാനും പറയുന്നത് പരിശോധിച്ചാൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാൻ പറ്റും.. കുരിശ് സംഭവം: ഒരു കെട്ടുകഥ എന്നാ പേരില്‍ KK Alikoya ഒരു പോസ്റ്റു ഇട്ടിരുന്നു. പതിനെട്ടു വൈരുദ്ധ്യങ്ങള്‍ എന്ന പേരില്‍ എട്ടെണ്ണം വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മോഡറേഷന്‍ വച്ചു. അതില്‍ പിന്നെ ഇങ്ങിനെയുള്ള ചര്‍ച്ച കളില്‍ ഒന്നും താത്പര്യം തോന്നിയിട്ടില്ല. ‘ആ’ പ്രവാചകന്‍ ആര്‍? മുഹമ്മദ് നബിയല്ലേ? ഏക ദൈവവും അല്ലാഹുവിനെ മാത്രമായുള്ള ആരാധനയും ഉള്ളപ്പോള്‍ മറ്റൊന്ന് വേണമോ? തീര്‍ച്ചയായും വേണ്ട സ്വയം ദൈവികമാണ് എന്ന് അവകാശ പെടുന്ന പുസ്തകത്തിന്റെ സ്ഥിതി പഠിക്കാന്‍ ഞാനും നോക്കിയിട്ടുണ്ട്. ഇതും ആരെയും പരിഹസിക്കാനോ ഏതെങ്കിലും മതത്തെ ഇകഴ്ത്താനോ ഉള്ളതല്ല സംശയങ്ങൾ തുറന്നു ചോദിക്കുന്നു എന്നു മാത്രം..ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമ ഞാനും ചോദിക്കുന്നു.. ഇനി താങ്കള്‍ എന്നാണു മോഡറേഷന്‍ വയ്കുക എന്ന് മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. Nasiyansan, മുമ്പേ എത്തി അല്ലേ ഞാന്‍ കണ്ടില്ല. താങ്കള്‍ കുറഞ്ഞ പക്ഷം വായിച്ചിരിക്കേണ്ട ബ്ലോഗ്‌ ഇതാണ്. മോശയുടെ സഹോദരി മരിയതിന്റെ മോനാണോ യേശുവായി ഖുറാന്‍ പറഞ്ഞിരിക്കുന്നത് എന്ന് ആരെങ്കിലും ചൂണ്ടികാണിച്ചാല്‍ സമ ചിത്തത പാലിക്കുക. sajan ഇത്രവേഗം വരുമെന്ന് ഞാനും കരുതിയില്ല ! @ നസിയൻസൻ സജൻ അതെ, എനിക്ക് ബൈബിളിൽ വലിയ വിവരമൊന്നുമില്ല. വായിച്ചപ്പോൾ തോന്നിയ ചോദ്യങ്ങൾ വളച്ചുകെട്ടില്ലാതെ തുറന്നു ചോദിച്ചു എന്ന് മാത്രം സംശയം ചോദിക്കാൻ വിവരം വേണമെന്നത് പുതിയ അറിവാണ് ട്ടോ.. 3. ഞാൻ ചോദിച്ചു, യിരമ്യ ആണോ, സെഖര്യ ആണോ എന്ന് താങ്കൾ ജെറമിയാ ആണെന്ന് പറഞ്ഞത് നന്നായി.. എന്റെ ചോദ്യം ഒന്ന് പരിഷ്കരിക്കുന്നു യുറെമ്യ ആണോ സെഖര്യാ ആണോ അതോ ജെറമിയാ ആണോ ഒരു പക്ഷെ ഇനി മറ്റൊരാൾ ആണ് ഇതിനു മറുപടി പറയുന്നത് എങ്കിൽ, ഇതു മൂന്നുമല്ല, വേറെ ഒന്നാണ് എന്ന് പറഞ്ഞേക്കാം.ഇതിനാണു വൈരുദ്ധ്യം എന്ന് പറയുന്നത് 4. മത്തായിയുടേയും ലൂക്കോസിന്റേയും വംശാവലി തികച്ചും വിരുദ്ധമാണ്. അതിനു കാരണം, മത്തായി ദാവീദിന്റെ മകനായ ശാലമോന്റെ പുത്രപരമ്പരയിലും, ലൂക്കോസ് ദാവീദിന്റെ മകനായ നാഥാന്റെ പുത്രപരമ്പരയിലും യേശുവിനെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതാണ്. ദാവീദിന്റെ പുത്രപരമ്പരയിലാണ് മിശിഹയുടെ ആഗമനമുണ്ടാകുകയെന്ന പരമ്പരാഗത യഹൂദ വിശ്വാസമുണ്ട്. ഈ മിശിഹയാണ് യേശുവെന്ന് സ്ഥാപിക്കുവാൻ വേണ്ടിയാണ് മത്തായിയും ലൂക്കോസും പരിശ്രമിച്ചിരിക്കുന്നത്. ഇത് സ്ഥാപിക്കാൻ മത്തായി ദാവീദിന്റെ പുത്രനായ ശാലമോന്റെ പുത്രന്മാരുടെ പട്ടികയും ലൂക്കോസ് നാഥാന്റെ പുത്രന്മാരുടെ പട്ടികയുമാണ് ഉപയോഗിച്ചത് ഈ രണ്ട് പട്ടികയും എങ്ങനെ യോസഫിലേക്കും യേശുവിലേക്കും എത്തും ഉദാഹരണത്തിന്, താങ്കൾക്ക് രണ്ടു മക്കളുണ്ടെന്ന് കരുതുക. താങ്കളുടെ മക്കൾ A യും B യുമാണെന്ന് കരുതുക. താങ്കൾക്ക് C എന്ന കൊച്ചു മകനുമുണ്ട്. ഈ A യിലൂടെയും B യിലൂടെയും C യിലേക്കെത്താൻ പറ്റുമോ?? കുരിശു മരണവും മുഹമ്മദ് നബിയാണോ ആ പ്രവാചകൻ എന്നതും ഞാനെന്റെ പോസ്റ്റിൽ പറയാത്തതു കൊണ്ട് അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഞാൻ 2-ആമതായി പറഞ്ഞ യോഹന്നാനിലെ വൈരുദ്ധ്യത്തെ കുറിച്ച് രണ്ടു പേരും മത്സരിച്ചു കമന്റിട്ടിട്ടും ഒരക്ഷരം മിണ്ടിയില്ല അതെന്തേ തിരക്കിനിടയിൽ വിട്ടു പോയതോ അതോ സൌകര്യപൂർവ്വം ഒഴിവാക്കിക്കളഞ്ഞതോ?? ലിങ്ക് പോസ്റ്റ് ചെയ്യാനാണെങ്കിൽ എനിക്കും കുറേ പോസ്റ്റ് ചെയ്യാനാകും പക്ഷെ ഇവിടെ ലിങ്ക് അല്ലല്ലോ, എന്റെ ചൊദ്യങ്ങൾക്കുത്തരമാണു വേണ്ടത്.. നിങ്ങളുടെ സംശയങ്ങൾക്കുത്തരം ഇതിൽ നിന്ന് കിട്ടിയേക്കാം,, വിസിറ്റ് ചെയ്തതിനും കമന്റ് ചെയ്തതിനും നന്ദി,, പണ്ട് ചര്‍ച്ച ചെയ്തതിന്റെ ലിങ്ക് ഉള്ള കാരണം അത് പെട്ടന്ന് തന്നു എന്ന് മാത്രം. ഈ രണ്ട് പട്ടികയും എങ്ങനെ യോസഫിലേക്കും യേശുവിലേക്കും എത്തും ഉദാഹരണത്തിന്, താങ്കൾക്ക് രണ്ടു മക്കളുണ്ടെന്ന് കരുതുക. താങ്കളുടെ മക്കൾ A യും B യുമാണെന്ന് കരുതുക. താങ്കൾക്ക് C എന്ന കൊച്ചു മകനുമുണ്ട്. ഈ A യിലൂടെയും B യിലൂടെയും C യിലേക്കെത്താൻ പറ്റുമോ?? പിന്നെന്താ A യും Bയും കല്യാണം കഴിച്ചാല്‍ മതി. A എന്നത് Aയുടെ പരമ്പരയിലെ ആരെങ്കിലും എന്നായും B എന്നത് B യുടെ പരമ്പരയിലെ ആരെങ്കിലും എന്ന് മനസിലാക്കിയാലും മതി.മറിയത്തിന്റെ അച്ചന്റെ പേര് താങ്കള്‍ക്ക് അറിയുമോ? ഉണ്ടെങ്കില്‍ ഈ പ്രശ്നം അപ്പോള്‍ തന്നെ സോള്‍വ്‌ ആകും. ഞാന്‍ ഒരു ബ്ലോഗിന്റെ ലിങ്ക് തന്നിരുന്നു .അതില്‍ അതിന്റെ കാര്യ കാരണങ്ങള്‍ വിശദമായി ഉണ്ട്.(മറുപടി അവിടെ എഴുതിയാലും ഇവിടെ എഴുതിയാലും ഞാന്‍ കാണും) ഞാൻ 2-ആമതായി പറഞ്ഞ യോഹന്നാനിലെ വൈരുദ്ധ്യത്തെ കുറിച്ച് രണ്ടു പേരും മത്സരിച്ചു കമന്റിട്ടിട്ടും ഒരക്ഷരം മിണ്ടിയില്ല അതെന്തേ തിരക്കിനിടയിൽ വിട്ടു പോയതോ അതോ സൌകര്യപൂർവ്വം ഒഴിവാക്കിക്കളഞ്ഞതോ?? എല്ലാവരുടെ അടുത്തും ചര്‍ച്ച ചെയ്തു നടക്കാന്‍ സമയം വേണ്ടേ സുഹൃത്തേ. അതുകൊണ്ട് പണ്ട് ചര്‍ച്ച ചെയ്തതിന്റെ ലിങ്ക് ഉള്ള കാരണം അത് പെട്ടന്ന് തന്നു എന്ന് മാത്രം. ഇവിടെ വളരെ ലളിതമായ ആശയ കുഴപ്പം മാത്രമേയുള്ളൂ. If എന്ന പ്രയോഗം ശ്രദ്ധിക്കുക. അങ്ങിനെ ആണെങ്കില്‍ ! തുടര്‍ന്ന് വായിച്ചാല്‍ കാണാം സ്നാപക യോഹന്നാനിനെക്കാള്‍ വലിയ സാക്ഷ്യം യേശുവിനുണ്ട് എന്ന്‌ ചൂണ്ടികാണിക്കുന്നു. പിതാവാണ് എന്നെ സാക്ഷ്യപെടുതുന്നത്. ഇതാണ് അതിന്റെ പശ്ചാത്തലം. മാത്രവുമല്ല യേശു പറഞ്ഞത് അന്നത്തെ നാട്ടു നടപ്പാണ്. ഒരുവന്‍ സ്വയം സാക്ഷ്യപെടുതിയാല്‍ അതിനു എന്ത് വില? രണ്ടോ മൂന്നോ പേര്‍ സാക്ഷ്യപെടുത്തണം എന്ന് പഴയ നിയമം പറയുന്നു. പിതാവിന്റെയും സ്നാപകന്റെയും സാക്ഷ്യം യേശു ചൂണ്ടികാനിക്കുകയും ചെയ്യുന്നു. പ്ലസ്‌ സ്വന്തം പ്രവര്‍ത്തികളും അത്ഭുതങ്ങളും John 5:31 ന്റെ മുമ്പും പിമ്പും ഒക്കെ വായിച്ചു നോക്കുക) ഇത് വായിച്ചാല്‍ മനസിലാക്കും താങ്കള്‍ സമര്‍പ്പിച്ച John 8:14 പകുതി മുറിച്ചു വച്ചതാണ് എന്ന്. അതിന്റെ പശ്ചാത്തലം മറയ്ക്കാന്‍ ഇവിടെ യേശു തന്റെ സ്വന്തം പ്രത്യേകത പറയുന്നു. ഞാന്‍ ഏകനല്ല പിതാവും എന്റെ കൂടെയുണ്ട് എന്ന്. അങ്ങിനെയാണ് യേശുവിന്റെ സാക്ഷ്യം രണ്ടു പേര്‍ക്ക് തുല്യമാകുന്നത് എന്ന്. പിന്നെയും കാരണങ്ങളും ഉണ്ട്.ആ ഭാഗം പൂര്‍ണ്ണമായി വായിച്ചു നോക്കുക. അപ്പോള്‍ പറഞ്ഞു വരുന്നത് ആദ്യത്തെ സന്ദര്‍ഭത്തില്‍ യേശു നിയമപ്രകാരമുള്ള സാക്ഷികളെ കാണിക്കുന്നു. മാറ്റേ സന്ദര്‍ഭത്തില്‍ യേശുവിന്റെ അധികാരവും. വിധി കര്‍ത്താവിനു എന്ത് മാനുഷിക നിയമങ്ങള്‍ എന്ന് തന്നെയാണ് അതില്‍ സൂചിപ്പിക്കുന്നത്. ഫുട്ട് നോട്ട്: ലിങ്ക് വിരോധിയായ താങ്കള്‍ തന്നെ എനിക്ക് വായിച്ചു പഠിക്കാന്‍ ലിങ്ക് തന്നത് കണ്ടു നല്ല ശേലുണ്ട് ഒരൊറ്റ കാര്യം കൂടി പറഞ്ഞിട്ട് നിറുത്താം. മറ്റു മത വിശ്വാസങ്ങളെ കുറിച്ച് ചൊറിയാന്‍ പോകരുത്. ഒരു പരിധി വിട്ടു കഴിഞ്ഞാല്‍ അതിന്റെ മറുപടി ഇവിടെയും തിരിച്ചുള്ള ചൊറി ഇവിടെയും പ്രത്യക്ഷപ്പെടും. ആ ബ്ലോഗുകളുടെ ചരിത്രം അതാണ്‌. അതുകൊണ്ട് താങ്കള്‍ക്ക് തുടര്‍ന്നും ബൈബിള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതാം. കൊള്ളാലോ ഈ വൈരുദ്ധ്യം എന്ന് തോന്നുമ്പോള്‍ അതിനു മറുപടി പറയാന്‍ ആളുകള്‍ എത്തും. മുകളില്‍ പറഞ്ഞ മുസ്ലീം എഴുത്തുകാര്‍ ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. അതുകൊണ്ട് ഞാനും ഈ മുകളിലുള്ള ബ്ലോഗുകളില്‍ പറഞ്ഞതല്ലാത്ത ലേഖനങ്ങള്‍ എഴുതുവാന്‍ ശ്രമിക്കുക. മറുപടി പറയുന്നവര്‍ക്ക് ആവര്‍ത്തന വിരസത ഇല്ലാതിരിക്കും. @ sajan jcb മത്തായിയും (1:6-16) ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവി‍ന്റെ വംശാവലികൾ തമ്മിൽ കുറേയധികം വൈരുധ്യങ്ങളുണ്ട്‌. അതിനുകാരണം മത്തായി, ദാവീദിന്റെ പുത്രനായ സോളമന്റെ പുത്ര പരമ്പരയിലും ലൂക്കോസ്‌, ദാവീദിന്റെ മകനായ നാഥാന്റെ പുത്രപാര മ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാൻ പരിശ്രമിച്ചതാണ്‌. മത്തായി യുടെ വംശാവലി പ്രകാരം ദാവീദു മുതൽ യേശുവരെ 28 പേരാണ്‌ ഉള്ളതെങ്കിൽ ലൂക്കോസ്‌ നൽകിയ വംശാവലി പ്രകാരം 43 പേരാ ണുള്ളത്‌. യേശുവിന്റെ പിതാവായി അറിയ പ്പെട്ട യോസേഫിന്റെ പിതാവ്‌ ആരാണെന്ന പ്രശ്നം മുതൽ വൈരുധ്യങ്ങൾ ആരംഭിക്കു ന്നു. മത്തായി പറയുന്നത്‌ യാക്കോബാണെന്നും ലൂക്കോസ്‌ പറയു ന്നത്‌ ഹേലിയാണെന്നുമാണ്‌. ഒരാൾക്ക്‌ ഒരൊറ്റ പിതാവേയുണ്ടാവൂ യെന്നതിനാൽ ഇതൊരു വ്യക്തമായ വൈരുധ്യമാണ്‌. ബാക്കി കാര്യങ്ങൾ പിന്നീട് ഇപ്പോൾ അല്പം തിരക്കിലാണ് സ്വന്തം മതം അനുശാസിക്കുംവിധം നീതിയായി ജീവിച്ചാല്‍ പോരെ മാഷേ? എന്തിനു മറ്റു മത വിശ്വാസങ്ങളെ കുറ്റപ്പെടുത്താന്‍ നോക്കുന്നു. കുറ്റപ്പെടുത്തലല്ല എന്ന മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും അതു വിശ്വസനീയമായി തോന്നുന്നില്ല. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് യേശു പറയുമ്പോള്‍ ക്രൈസ്തവര്‍ യേശുവിനെ ആരാധിക്കുന്നതെന്തു എന്നതാണല്ലോ താങ്കലുടെ ഗൂഡ ഉദ്ദേശത്തോടെയുള്ള ചോദ്യം ആദ്യം പഴയത് പകര്‍ത്താം ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിക്കുന്നുണ്ട് മനുഷ്യനായ യേശുവിനുണ്ടാകുന്ന പ്രലോഭാനമാണ് സുവിശേഷകനായ മത്തായി വരച്ചുകാട്ടുന്നത് വിശുദ്ധ മത്തായിയുടെ സുപ്രധാന ലക്‌ഷ്യം ഇസ്രായെല്‍ക്കാരുടെ നിയമധാതാവായി യേശുവിനെ ഹെബ്രായ ക്രൈസ്തവരായ തന്റെ വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്നതായിരുന്നു ദൈവത്തില്‍ നിന്ന് പത്ത് കല്‍പ്പനകള്‍ സ്വീകരിക്കുകയും അവ ഇസ്രായെല്‍ക്കരോട് പഖ്യാപിക്കുകയും ചെയ്യുന്നതിന് മുമ്പ് മോശ സീനായ്‌ മലമുകളില്‍ നാല്പതു രാവും പകലും ഭക്ഷികുകയോ പാനം ചെയ്യുകയോ ഒന്നും ചെയ്യാതെ കര്ത്താവിനോടെകൂടി ചെലവഴിച്ചെന്നു പഴയനിയമത്തില്‍ കാണാം (പുറപ്പാട് 34:28,നിയ 9:9-18).മലയിലെ പ്രസംഗത്തിലൂടെ സ്നേഹത്തിന്റെ പുതിയ കല്‍പ്പനകള്‍ യേശു പ്രഖ്യാപിക്കുന്നതിനു മുമ്പ് ആത്മാവിനാല്‍ മരുഭൂമിയിലേക്ക് ആനയിക്കപ്പെട്ടു ,അവിടെ ഏകാന്തതയില്‍ ചെലവഴിക്കുകയും നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിക്കുകയും ചെയ്തെന്നു സുവിശേഷകന്‍ പറയുമ്പോള്‍ ,പുതിയ ഒരു നിയമദാതാവായി യേശുവിനെ ചിത്രീകരിക്കുകയും ഈ നിയമം മോശയുടെതിനേക്കാള്‍ ഉല്‍കൃഷ്ടമാണെന്നു സൂചിപ്പിക്കുകയുമാണ് ചെയ്യുന്നത് .ഇസ്രായേല്‍ ജനം മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുകയും അവിടുന്ന് നല്‍കിയ "മന്നാ" യെന്ന ഭക്ഷണത്തിനെതിരെ പിറുപിറുക്കുകയും ,സ്വര്‍ണ്ണംകൊണ്ടുള്ള കാളക്കുട്ടിയെ ആരാധിക്കുകയും ചെയ്ത സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് ,ദൈവേഷടതിനു സംബൂര്‍ന്നമായി വിധേയനായി പരീക്ഷകളെ നേരിടുകയും വിശപ്പ്‌ സഹിക്കുകയും "ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന യേശുവിനെ ക്രൈസ്തവ ജീവിതത്തിനു മാതൃകയായി അവതരിപ്പിക്കയാണ് സുവിശേഷകനായ മത്തായി ഇവിടെ ഇതാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണം ഇതൊന്നും മനസ്സിലാക്കാതെ ബൈബിള്‍ വായിച്ചാല്‍ അതില്‍ കുഅഴ്പ്പങ്ങളെ കാണൂ എന്റെ ചോദ്യം ഒന്ന് പരിഷ്കരിക്കുന്നു യുറെമ്യ ആണോ സെഖര്യാ ആണോ അതോ ജെറമിയാ ആണോ ഒരു പക്ഷെ ഇനി മറ്റൊരാൾ ആണ് ഇതിനു മറുപടി പറയുന്നത് എങ്കിൽ, ഇതു മൂന്നുമല്ല, വേറെ ഒന്നാണ് എന്ന് പറഞ്ഞേക്കാം.ഇതിനാണു വൈരുദ്ധ്യം എന്ന് പറയുന്നത് താങ്കളുടെ കബ്യുട്ടരില്‍ PDF ആയിട്ടുള്ള ബൈബിളിലെ താങ്കള്‍ സൂചിപ്പിച്ചിരിക്കുന യിരെമ്യാ പ്രവാചകാന്‍ തന്നെയാണ് ഞാന്‍ മുന്നേ എഴുതുയ ജറമിയാ താങ്കളുടെ കയ്യില്‍ ഇരിക്കുന്നത് പഴയ തര്‍ജ്ജമയാണ് അതില്‍ പഴയ മലയാളം പ്രതീക്ഷിച്ചാല്‍ മതിയല്ലോ “സഖര്യാ” പ്രവാച്ചകള്‍ എന്ന് താങ്കള്‍ സൂചിപ്പിച്ച ഭാരത്ബൈബിള്‍ സൊസൈറ്റി പുറത്തിറക്കിയ തര്‍ജ്ജമ ഞാന്‍ കണ്ടിട്ടില്ല കയ്യിലുണ്ടെങ്കില്‍ ലിങ്ക് തരുക സ്കാന്‍ ചെയ്തു ഇട്ടാലും മതി അത് കണ്ടിട്ട് ബാക്കി പറയാം Nasiyan said പരിശുദ്ധ ത്രിത്വത്തിലെ " ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ? @ അനോണി.1 ഞാൻ എന്റെ മതം അനുസരിച്ച് ജീവിക്കും. മറ്റു മതങ്ങളും പഠിക്കും. സംശയങ്ങൾ വന്നാൽ ദാ ഇതു പോലെ ചൊദിക്കുകയും ചെയ്യും അതിനു താങ്കൾക്കെന്താ ഞാൻ എന്റെ പോസ്റ്റിൽ ഒരിടത്തെങ്കിലും ക്രിസ്തുമതത്തേയോ യേശു(അ) യേയോ കുറ്റം പറഞ്ഞതായി കാണിച്ചു തരാൻ നട്ടെല്ലുണ്ടോ ഇല്ലാത്തതു കൊണ്ടാണല്ലോ താങ്കൾ അനോണിയായി വന്നതും ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രബോധനം ചെയ്യാനും മറ്റുള്ളവ പഠിക്കാനും എന്റെ രാജ്യത്തിന്റെ ഭരണ ഘടന എനിക്ക് അനുവാദം തന്നിട്ടുണ്ട് താങ്കളെപൊലുള്ളവർ ഈ പോസ്റ്റ് വായിക്കെണ്ടെന്നും ക്ലോസ് ബട്ടൺ അടിച്ചു തിരിച്ചു പോകാമെന്നും ഞാൻ ആദ്യമേ പറഞ്ഞതല്ലെ @ അനോണി.2 ബ്ലോഗ് വിസിറ്റിയതിനു താങ്ക്സ്, നസിയൻസൻ മറുപറ്റി പറയുമോ എന്ന് നമുക്ക് കണ്ടറിയാം.. പിന്നെന്താ A യും Bയും കല്യാണം കഴിച്ചാല്‍ മതി. A എന്നത് Aയുടെ പരമ്പരയിലെ ആരെങ്കിലും എന്നായും B എന്നത് B യുടെ പരമ്പരയിലെ ആരെങ്കിലും എന്ന് മനസിലാക്കിയാലും മതി.. ഹഹ, സജൻ ചേട്ടാ, ചിരിപ്പിക്കുന്നതിനും ഒരതിരുണ്ട് ട്ടോ മത്തായിയുടെ പരമ്പരയും ലൂക്കോസിന്റെ പരംബരയും യോസേഫ് വരെ വ്യത്യസ്തമാണ്.യോസേഫിന്റെ പിതാവ് ആരെന്നിടത്താണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. മത്തായി പറയുന്നു യാക്കോബ് ആണെന്ന് ലൂക്കോസ് പറയുന്നു ഹേലി ആണെന്ന് ഇനി താങ്കൾ പറഞ്ഞതു പൊലെ വിവാഹം കഴിക്കുകയാണെങ്കിൽ ആരു തമ്മിലാണ് വിവാഹം കഴിക്കെണ്ടത് യാക്കോബും ഹേലിയും തമ്മിലോ അവർ കഴിഞ്ഞാണല്ലോ യോസേഫിലെത്തുന്നത് അപ്പോൾ വൈരുദ്ധ്യം ന്യായീകരിക്കാൻ നിന്നാൽ ഇതാവും സ്ഥിതി അവസാനം യാക്കോബും ഹേലിയും തമ്മിൽ വിവാഹം കഴിക്കണം വൈരുദ്ധ്യം തീരാൻ എന്ന സ്ഥിതിയായില്ലേ കഷ്ടം അല്ലാതെന്ത് പറയാൻ @ Sajan JCB ഒരു IF എന്ന വാചകം കൊണ്ട് തീരുന്നതാണോ ചേട്ടാ ഈ പ്രശ്നം ഇനി താങ്കൾ പറഞ്ഞ “ഇഫ്” വെച്ചു കൊണ്ട് തന്നെ നമുക്ക് നോക്കാം.. ഞാൻ എനിക്ക് തന്നെ സാക്ഷ്യം പറയുകയാണെങ്കിൽ തന്നെ അത് സത്യമാവുകയില്ല.. ഇതിനു നേർ വിപരീതം തന്നെയാണ് യോഹന്നാൻ 8:14 ബുദ്ധിയുള്ള ആർക്കുമത് മനസ്സിലാകും അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചാൽ എതിരായി എന്താണു കിട്ടുക?? താങ്കളുടെ ഇത്രേം വല്ല്യ വിശദീകരണം വായിച്ചിട്ടും എന്റെ സംശയം അങ്ങനെ തന്നെ കിടക്കുന്നു എങ്കിൽ ഒറ്റ ചോദ്യം.. “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ?? സംശയമാണ് ട്ടോ ഉണ്ടെങ്കിൽ എവിടേയാണെന്ന് പറഞ്ഞാൽ മതി,, സ്കാൻ തരാം സ്കാനർ ശരിയാകും വരെ ദയവായി വൈറ്റ് ചെയ്യണം.. അവസാനം യാക്കോബും ഹേലിയും തമ്മിൽ വിവാഹം കഴിക്കണം വൈരുദ്ധ്യം തീരാൻ എന്ന സ്ഥിതിയായില്ലേ കഷ്ടം അല്ലാതെന്ത് പറയാൻ ഒരു ഉദാഹരണം പറഞ്ഞാല്‍ അത് ആ നിലയില്‍ മനസിലാക്കുവാന്‍ ശ്രമിക്കുക. ആരാണ് ഹെലി എന്നും മരുമകന്‍ എന്ന പദം ഗ്രീക്കില്‍ ഉണ്ടോ എന്നും മരുമകനെ മകനായിയാണ് അവര്‍ കാണുന്നത് എന്നും തെളിവ്‌ സഹിതം ഞാന്‍ തന്ന ലിങ്കില്‍ ഉണ്ട്. ഒരു തവണയെങ്കിലും ആ പോസ്റ്റും അതിലെ കമന്റും വായിച്ചതിനു ശേഷം മറുപടി എഴുതിയാല്‍ ഉപകാരമായിരിക്കും. ഇതിനു നേർ വിപരീതം തന്നെയാണ് യോഹന്നാൻ 8:14 ബുദ്ധിയുള്ള ആർക്കുമത് മനസ്സിലാകും അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചാൽ എതിരായി എന്താണു കിട്ടുക?? ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ? “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ?? ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ? വളരെ വളരെ നന്നായി ഇങ്ങനെ നോക്കുകയാണെങ്കില്‍ ആയിരക്കണക്കിനു വൈരുധ്യങ്ങള്‍ നമ്മുക്ക് കാണുവാന്‍ സാധിക്കും @ Sajan JCB ആദ്യമായി ഒന്ന് പറയട്ടെ, താങ്കളോട് “ലിങ്കിൽ എവിടെ?” എന്നല്ല ഞാനും അനോണിയും ചോദിച്ചത്. “ബൈബിളിൽ എവിടെ?” എന്നാണ് താങ്കൾ ലിങ്ക് തരുന്നതിൽ എനിക്ക് വിയോജിപ്പൊന്നുമില്ല, പക്ഷെ ചർച്ചയുടെ സുഗമമായ പോക്കിനു ലിങ്കും പേസ്റ്റും വിലങ്ങാകുന്നു എന്നത് മനസ്സിലാക്കുക.. ആരാണ് ഹെലി എന്നും മരുമകന്‍ എന്ന പദം ഗ്രീക്കില്‍ ഉണ്ടോ എന്നും മരുമകനെ മകനായിയാണ് അവര്‍ കാണുന്നത് എന്നും തെളിവ്‌ സഹിതം ഞാന്‍ തന്ന ലിങ്കില്‍ ഉണ്ട്. ഹഹ അതു കലക്കി ട്ടോ വംശാവലി മരുമകനിലൂടെ ആണോ പൊകുന്നത് ഹഹഹ മകനിലൂടെ അല്ലേ?? @ SAJAN jcb ബൈബിൾ മുഴുവൻ നസിയൻസൻ ലിങ്ക് തന്നിട്ടുണ്ട് അതിൽ പൊയി പരിശോധിച്ചാൽ മതി ഞാനിവിടെ ബൈബിൾ മുഴുവൻ കൊടുക്കാൻ ഇവിടെ സ്ഥലമില്ലല്ലോ അടുത്ത വാചകവും കൊടുത്താൽ പറയും അടുത്ത പേജും കൂടി എന്ന് അങ്ങനെ താങ്കൾക്ക് താങ്കളുടെ ബ്ലൊഗിൽ കൊടുക്കാം. “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ?? താങ്കൾ തന്ന ലിങ്കിൽ തന്നെ ഞാൻ പൊയി അതിൻ നിന്നെനിക്ക് കിട്ടിയത്,, “ഞാന്‍ ദൈവമാണ് എന്നെ എല്ലാവരും ആരാധിക്കൂ ” എന്ന്. പിന്നെയോ യേശൂ സംസാരിക്കുന്നതു തന്നെ ദൈവത്തിന്റേതു പോലെയാണ് എന്റെ സംശയം തീർന്നു ട്ടോ പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു അതാർക്കും പറ്റും ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു താങ്ക്സ്.. പിന്നെ യഹൂദർ യേശുവിനെ പറ്റി പറഞ്ഞതും മറ്റുമൊന്നുമല്ല ഞാൻ ചൊദിച്ചത് യേശു പറഞ്ഞതാണ്.. ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ ? ഇത് ബൈബിളിൽ കാണിച്ചു തരാൻ പറഞ്ഞപ്പോഴും താങ്കൾ “ലിങ്കിൽ” കാണിച്ചു തന്നു അതിൽ നിന്നും എനിക്ക് കിട്ടി.. ത്രിത്വം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള വിഷയമാണ്. അപ്പോള്‍ മറ്റൊരാളെ ബോധിപ്പിക്കാന്‍ അതിലും ബുദ്ധിമുട്ടാകും. സ്വയം ശ്രമിക്കൂ അതാണ് നല്ല വഴി വെള്ളം, ഐസ്, നീരാവിയുടെ ഉദ്ദാഹരണം ത്രിത്വവുമായി പൂര്‍ണ്ണമായി ചേരില്ലെങ്കിലും ഉള്ളതില്‍ ഏറ്റവും നല്ലത് അതാണെന്നു മാത്രം) താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല” ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് @ HAMID MCC ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനു നന്ദി അഭിപ്രായം രേഖപ്പെടുത്തിയതിനും.. താങ്കളോട് “ലിങ്കിൽ എവിടെ?” എന്നല്ല ഞാനും അനോണിയും ചോദിച്ചത്. “ബൈബിളിൽ എവിടെ?” എന്നാണ്.. ഓ ശരി രാജാവേ. കമന്റു ബോക്സ്‌ പൂട്ടി പോയ ആലിക്കോയ എത്ര ഭേദം ! ബൈബിളിനും പൊട്ടിയും പൊടിയും അടര്‍ത്തി വായിക്കും ലിങ്ക് കൊടുത്താല്‍ പോലും അതില്‍ നിന്നും തുണ്ടും മുറിയും എടുക്കും. എന്നിട്ട് അഭിപ്രായം അറിയിക്കുകയും വേണം. സമ്മതിച്ചു മച്ചാ ! എന്താ ചെയ്ക. യേശുവിനു മാനുഷികമായ പിതാവ്‌ ഇല്ലാതെ പോയി. അപ്പോള്‍ രക്തബന്ധം അമ്മയുമായി ആണല്ലോ? അമ്മയുടെ പേരാണെങ്കില്‍ ആരും വംശാവലിയില്‍ എഴുതുന്നുമില്ല. അപ്പോള്‍ പിന്നെ മരുമകന്റെ പേരല്ലാതെ പിന്നെ ആരുടെ പേര് വയ്ക്കും ബാസില്‍ ഭായി തന്നെ പറ. സോറി, ഉത്തരം പറയുന്ന പണി നമുക്കില്ലല്ലോ? sajan] ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ? എന്റെ സംശയം തീർന്നു ട്ടോ പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു അതാർക്കും പറ്റും ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു താങ്ക്സ്.. ആദ്യ പാര വായിച്ചപ്പോള്‍ ഇങ്ങനെ. മുഴുവനും വായിച്ചാല്‍ എന്താകുമായിരുന്നു ആവോ? പക്ഷെ നിറുത്തരുത് ഇതേ ചോദ്യം എല്ലാ ഫോറത്തിലും കേറി ആവത്തിച്ചു ചോദിച്ചോളോ! യേശു ദൈവമായി ബൈബിളില്‍ ഉണ്ടെന്നു വിശ്വസിച്ചാല്‍ കഴിഞ്ഞില്ലേ എല്ലാം. ഓ സോറി. ബൈബിള്‍ തിരുത്തിയതാണ് എന്ന് പറഞ്ഞു രക്ഷപെടാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ. നല്ലത്. താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല” ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് വീണ്ടും നന്ദി. തനിക്കൊക്കെ വേണ്ടിയാണ് ഞാന്‍ ബ്ലോഗ്‌ ആയി ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഒരൊറ്റ ലിങ്ക് കൊടുത്താല്‍ പിന്നെ അതോടെ സ്ഥലം വിടും. പരിച്ഛേദനത്തെ പറ്റി ചോദിച്ചു ക്രിസ്ത്യാനികളെ ചൊറിഞ്ഞു ഇപ്പോള്‍ അപ്പിലായി നില്‍ക്കുന്നുണ്ട് ഒരു സുഹൃത്ത്‌. താങ്കളും ആ ഫോറത്തില്‍ അംഗമാണല്ലോ? ചെന്ന് സഹായിക്ക്. [ഫ്രീ ആയി ഒരു ഉപദേശം ഞാന്‍ ആദ്യം തന്നതാണ് വീണ്ടും ആവര്‍ത്തിക്കാം മറ്റു മത വിശ്വാസങ്ങളെ കുറിച്ച് ചൊറിയാന്‍ പോകരുത്. തിരിച്ചുള്ള ചോറി ചിലപ്പോള്‍ അസഹനീയം ആയിരിക്കും respect others belief we will respect yours too.] “ഞാൻ ദൈവമാണ്” എന്ന് എവിടേയെങ്കിലും യേശു പറഞ്ഞതായി ബൈബിളിൽ കാണിച്ചു തരാമോ?? താങ്കള്‍ സാജന്‍ തന്ന ലിങ്കില്‍ ഒന്ന് പോയിരുന്നെങ്കില്‍ വീണ്ടും ഇതാവര്തിക്കില്ലായിരുന്നു സുവിശേഷങ്ങളില്‍ "ഞാന്‍ ദൈവമാണ്" എന്ന് യേശു പറയുന്നില്ല സൌദി അരേബ്യയിലോ,പാക്കിസ്ഥാനിലെ ഒരാല്‍ "ഞാന്‍ അള്ളായാണ്" എന്ന് പറഞാല്‍ അയാളുടെ അവസ്ഥ എന്തായിരിക്കും അതെ അവസ്ഥ തന്നെ യഹൂദരില്‍ നിന്നും യേശു പ്രതീക്ഷിച്ചിരുന്നു അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു യേശിവിന്റെ പ്രവൃത്തനങ്ങള്‍ പക്ഷെ മറ്റു പല രീതിയിലും യേശു ദൈവമാണ് എന്ന് സുവിശേഷം സ്ഥാപിക്കുന്നു യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍.യഹൂദര്‍ അവന്റെ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ധാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോടു പറയുക യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം നല്‍കുന്നു. എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്റെ ആടുകളില്‍പ്പെടുന്നവരല്ല. എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്. യഹൂദര്‍ അവനെ എറിയാന്‍ വീണ്ടും കല്ലെടുത്തു. യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യനായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. എന്റെ സംശയം തീർന്നു ട്ടോ പ്രത്യക്ഷത്തിൽ എവിടെയും പറയുന്നില്ല പിന്നെ ബാക്കിയെല്ലാം നിങ്ങൾ അനുമാനിക്കുന്നു അതാർക്കും പറ്റും ഏതായാലും എന്റെ ഒന്നാം സംശയം തീർന്നിരിക്കുന്നു താങ്ക്സ്.. സഹോദരാ യേശു ദൈവമാല്ലെങ്കില്‍ അങ്ങനെയൊരു വിശ്വാസം കാത്തു സൂക്ഷിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല മുഹമ്മദു നബി ജനിക്കുന്നതിനു മുന്നേ യേശു ദൈവമാണെന് തന്നെയാണ് ക്രൈസ്തവര്‍ മനസ്സിലാക്കിയത് നബിക്ക് മുന്‍പും യേശു ദൈവമല്ല എന്ന് വാദിച്ചവര്‍ ഉണ്ട് അതുപോലെ തന്നെ യേശു ദൈവം മാത്രമാണെന്നും അവന്റെ മനുഷ്യാവതാരം ഒരു മായയാണെന്നും വാദിച്ചവരുണ്ട് .ഈ അബദ്ധപടനം ഡോസേറ്റിസം എന്നറിയപ്പെടുന്നു "മിശിഹായുടെ ശരീരം മായയാണെന്നു ഡോസേറ്റിസ്റ്റുകള്‍ വാദിച്ചപ്പോഴും ,യൂദയാനാട്ടില്‍ അവന്റെ രക്തം തളം കെട്ടിക്കിടക്കുകയായിരൂന്നു എന്ന് വി ജറോം പ്രതാവിക്കുന്നത് മുഹമ്മദിന് മുന്നേ ആണ് ബൈബിലുമായി "യേശു ദൈവമല്ല" എന്ന് സ്ഥാപിക്കാന്‍ നടക്കുന്നത് വെറും ചീപ്പ് ഏര്‍പ്പാടാണ് എന്നാണു എന്റെ അഭിപ്രായം ആദിയില്‍ വചനം(യേശു ഉണ്ടായിരുന്നു വചനം ദൈവമായിരുന്നു" എന്ന് യേശുവിന്റെ ശിഷ്യനായിരുന്ന യോഹന്നാന്‍ പറയുന്നതും ഇതേ ബൈബിളിലാണ് എന്നോര്‍ക്കണം അതുപോലെ ബൈബിള്‍ വളരെയധികം കാര്യങ്ങള്‍ ഖുറാന് വിരുദ്ധമായി വിവരിക്കുന്നുണ്ട് യേശു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ വിശ്വാസ്യതയോടെ ബൈബിള്‍ പഠിക്കുന്ന താങ്കള്‍ ഖുര്‍ആന്‍ വിരുദ്ധമായി ബൈബിള്‍ വിവരിക്കുന്ന കാര്യങ്ങള്‍ക്കു ഈ വിശ്വാസ്യത നല്‍കുമോ ത്രിത്വം എന്ന് പറയുന്നത് ബിബ്ലിളി ഒന്ന് കാണിച്ചു തരാമോ താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല” ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് ത്രിത്വം എന്നത് ഒരു ക്രൈസ്തതവ ഭാഷ്യമാണ് ദൈവത്തില്‍ മൂന്നാളുകള്‍ ഉണ്ട് എന്ന ബൈബിളിന്റെ വെളിപാടില്‍ നിന്നും പിതാവും പുത്രനും പരിശുദ്ധത്മാവിനെയും ഒരുമിച്ചു സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം മാത്രമാണ് ത്രിത്വം ബൈബിളില്‍ ഏതായാലും നിങ്ങളുടെ പ്രവാച്ചകനെക്കുറിച്ചു ഒരിടത്തും പറയുന്നില്ല അതുകൊണ്ട് നിങ്ങളുടെ പ്രവാചകന്‍ ഇല്ലേ അതുപോലെ മറ്റു പലതും നല്ല തമാശ തന്നെ മുഹമ്മദിന് മുന്നേ മൂന്നാം നൂറ്റാണ്ടില്‍ ആരിയൂസ്‌ എന്നൊരാള്‍ പഠിപ്പിച്ച ഒരു അബദ്ധ സിദ്ധാന്ധത്തെ വചനമായ്‌ ദൈവം ഒരു സൃഷ്ടിയാണെന്നും ഇല്ലായ്മയില്‍ നിന്ന് പിതാവ് നിര്‍മ്മിച്ചവനാണെനും,എന്നാല്‍ അവന്‍ ഇല്ലയിരുന്ന ഒരു സമയം ഉണ്ടായിരുന്നു" എന്നുമാണ് ആരിയൂസ്‌ പഠിപ്പിച്ചത് തുടര്‍ന്നാണ് നിഖ്യാ സൂനഹദോസ്(325) കൂടിയതും പിതാവിന്റെയും പുത്രന്റെയും സത്ത ഒന്ന് തന്നെയാണെനും പഠിപ്പിച്ചത് (ഹോമോഉസിയോസ്‌ തുടര്‍ന്ന് കോണ്‍സ്റാന്റിനോപ്പിള്‍ സിനഡില്‍ (381) പരിശുദ്ധാത്മാവിന്റെ തുല്യതയും സഭ വ്യക്തമായി പഠിപ്പിച്ചു .അങ്ങനെയാണ് സഭയില്‍ ത്രിത്വ രഹസ്യം അരക്കിട്ടുറപ്പിക്കുന്നത് അതിന്റെ അര്‍ഥം അതിനു മുന്നേ ഈ സംഭവം ഇല്ലായിരുന്നു എന്നല്ല പിന്നീടുണ്ടായ മുഹമ്മദീയരും ഇതിനു സമാനമായ സിദ്ധാന്തങ്ങലുമായി ക്രിസ്ത്യാനികളുടെ പുറകെ നടക്കുന്നു 1600 റോളം വര്ഷം പഴക്കമുള്ള വിവാദമാണ് ത്രിത്വം അതുകൊണ്ടു വേറെ എന്തെങ്കിലും പുതിയ പഠിപ്പിക്കലുകളുമായി വാ @ Sajan JCB Nasiyansan ആദ്യമൊരു കാര്യം പറയട്ടെ, എന്റെ ചോദ്യമെങ്കിലും ആദ്യം മനസ്സിലാക്കിയിട്ട് മതിയായിരുന്നു ഉത്തരം പറയൽ യേശു ദൈവമാണ് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ എന്നല്ല എന്റെ ചോദ്യം മറിച്ച് “ഞാൻ ദൈവമാണ്” എന്ന് യേശു സ്വയം അവകാശപ്പെട്ടിട്ടുണ്ടോ എന്നാണ് ബൈബിളിൽ പറഞ്ഞത് ഞങ്ങൾ അപ്പടി വിശ്വസിക്കില്ല നിങ്ങൾ ഖുർ’ആൻ വിശ്വസിക്കാത്തതു പോലെ കാരണം ഖുർ’ആനിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.: “വേദ ഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്.(വേദക്കാരിൽ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല ” (ഖുർ’ആൻ 3:78) ഖുർ’ആനിൽ വ്യക്തമായി പറയുന്നു ഇത് വായിച്ചാൽ കൂടുതൽ “ബുദ്ധിമുട്ടേണ്ടി” വരില്ല: അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനുമില്ല തന്നെ, അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും” (5:73) മാത്രമല്ല, ഈസാ നബി(അ) അഥവാ യേശു ജനങ്ങളോട് പറഞ്ഞതെന്താണെന്നും ഖുർ’ആൻ പറയുന്നുണ്ട്: മർ’യമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പരഞ്ഞവർ തീർച്ചയായും അവിശ്വസികളായിരിക്കുന്നു. എന്നാൽ മസീഹ് പറഞ്ഞത്, “ഇസ്രാഈൽ സന്തതികളേ, എന്റെയും നിങ്ങളുടേയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കുവിൻ അല്ലാഹുവോട് വല്ലവനും പങ്കു ചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗ്ഗം നിശിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. ആക്രമികൾക്കു സഹായികളായി ആരും തന്നെയില്ല എന്നാണ്” (5:72) ഞങ്ങൾക്ക് സത്യം ഇതിലൂടെ തന്നെ വ്യക്തമാണ്.. @ Sajab JCB ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് തന്നെ അങ്ങേക്ക് “ചൊറിച്ചിലാവുകയാണെങ്കിൽ”, അതിനെ പറ്റി ആഴത്തിൽ പഠിച്ച ഒരാളുമായി ആണ് താങ്കൾ വാഗ്വാദം നടത്തുന്നത് എങ്കിൽ ചൊറിച്ചിൽ കൊണ്ട് അങ്ങയുടെ പുറം പൊളിഞ്ഞു പോകുമല്ലോ.. താങ്കൾ താങ്കളുടെ ബ്ലോഗിൽ ഖുർ’ആനെ വിമർശിക്കുന്നത് “സത്യത്തിന്റെ, സമാധാനത്തിന്റെ, ശാന്തിയുടെ, നന്മയുടെ” പ്രതീകവും, ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് അത് “ചൊറിയലും, ഉരക്കലും, കലാപവും വർഗ്ഗീയതയും തിന്മയും” ആകുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നില്ല.. താങ്കൾ താങ്കളുടെ ബ്ലോഗിൽ ഖുർ’ആനെ വിമർശിക്കുന്നത് “സത്യത്തിന്റെ, സമാധാനത്തിന്റെ, ശാന്തിയുടെ, നന്മയുടെ” പ്രതീകവും, ഞങ്ങൾ ബൈബിളിനെ പറ്റി ചോദിക്കുമ്പോഴേക്ക് അത് “ചൊറിയലും, ഉരക്കലും, കലാപവും വർഗ്ഗീയതയും തിന്മയും” ആകുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടുന്നില്ല.. പിടി കിട്ടുന്നത് ഞാന്‍ കാണിച്ചു തരാം ഉദാ: ഇപ്പോള്‍ താങ്കള്‍ അറിയാന്‍ എന്ന വ്യാജേന ബൈബിളിനെ ഒന്ന് ചൊറിഞ്ഞു. അപ്പോള്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് താങ്കള്‍ കരുതി. കിട്ടിയതും വാങ്ങി പുരയില്‍ പോയി ഇരിക്കുമെന്നോ ഈ ബ്ലോഗ്‌ താങ്കള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. മറുപടി തന്നാലും മർ’യമിന്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പരഞ്ഞവർ തീർച്ചയായും അവിശ്വസികളായിരിക്കുന്നു. ഖുര്‍ആന്‍ ഇങ്ങനെ പലതും പറഞ്ഞിട്ടുണ്ട് ക്രിസ്തുവിനു ശേഷം ഒരു പുതിയ മതം സ്ഥാപിക്കാന്‍ മുഹമ്മദു ശ്രമിക്കുമ്പോള്‍ ക്രിതുവിനെക്കുറിച്ചു ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്ഷിക്കണ്ടല്ലോ കാറല്‍ മാര്‍ക്സ്‌ ദൈവമില്ല എന്ന് പറയുന്നതും മുഹമദ് ,യേശു ദൈവമല്ല എന്ന് പറയുന്നതും ക്രിസ്ത്യനികള്‍ക്ക് ഒരു പോലെയാണ് മാര്‍ക്സ്‌ കുറച്ചു യുക്തിസഹമായി പറയുന്നു എന്ന് മാത്രം ഏതായാലും സാജന്‍ കവടി നിരത്തിയ സ്ഥിതിക്ക് ഇനി അവിടെ കാണാം “വേദ ഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്കുന്ന ചിലരും അക്കൂട്ടത്തിലുണ്ട്.(വേദക്കാരിൽ ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല ” (ഖുർ’ആൻ 3:78) കൊള്ളാം. ഈ വേദഗ്രന്ഥം എന്ന് പറഞ്ഞാല്‍ അതില്‍ ഖുര്‍ആന്‍ പെടുമോ? അതില്‍ ഇല്ലാതതൊക്കെ നിങ്ങള്‍ ചെയ്യുന്നുമുണ്ട്! ഞാന്‍ കാണിച്ചു തരാം. 1. പരിഛെദനം ഖുറാനില്‍ ഉണ്ടോ ഇല്ലയോ? ഇല്ലെങ്കില്‍ പിന്നെ എന്തിനു ഈ പണി ചെയ്യുന്നു?) 2. വ്യഭിചാരത്തിന് ശിക്ഷ കല്ലെറിഞ്ഞു കൊല്ലല്‍ ഭാഗ്യം ഇത് ഇന്ത്യ ആയത് അല്ലെങ്കില്‍ ഇതെല്ലാം നേരില്‍ കാണേണ്ടി വന്നേനെ) ആരാണ് വേദഗ്രന്ഥം വളച്ചൊടിക്കുന്നത് എന്ന് ബോധ്യമായോ? അതിലും വലിയ തമാശയുണ്ട് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ് എന്ന് പറയുന്ന ഖുറാനില്‍ എന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ പഴയ വേദക്കരോട് ചോദിക്കാന്‍ പോലും ഖുറാന്‍ പറയുന്നു. 10:94 ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക്‌ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക്‌ മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച്‌ വരുന്നവരോട്‌ ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌. ഖുറാനിലെ സംശയം തീര്‍ക്കുവാന്‍ ബൈബിള്‍ നോക്കുവാന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ് പോലും ഖുര്‍ആന്‍ തിരുത്തി എഴുതിയതാണ് പോലും ബൈബിള്‍ ! താങ്കളെ ഞങ്ങൾ അധികം “ബുദ്ധിമുട്ടിക്കുന്നില്ല” ഞങ്ങൾ ബുദ്ധിമുട്ടുന്നുമില്ല ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് ത്രിത്വം മനസിലാക്കുവാനല്ലേ ബുദ്ധിമുട്ടുള്ളൂ കന്യക പ്രസവിച്ചു എന്ന് പറഞ്ഞപ്പോള്‍ അത് വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നിയോ? മൂന്നാളായിയിരുന്നു തന്നെ ഒരൊറ്റ ദൈവമാകുവാന്‍ എന്തെ ദൈവത്തിനു കഴിയില്ലേ? പുത്രനായ ദൈവത്തിനു മനുഷ്യനായി മാറുവാനാണോ പിന്നെ ബുദ്ധിമുട്ട്? അപ്പോള്‍ പറഞ്ഞു വരുന്നത് ഖുറാനില്‍ അത് പറഞ്ഞു ഇത് പറഞ്ഞു എന്നത് കൊണ്ടൊന്നും ത്രിത്വം ഇല്ലാതാവുകയില്ല. ഖുർ’ആനിൽ വ്യക്തമായി പറയുന്നു ഇത് വായിച്ചാൽ കൂടുതൽ “ബുദ്ധിമുട്ടേണ്ടി” വരില്ല: അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനുമില്ല തന്നെ, അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും” (5:73) ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ല. പക്ഷെ നിങ്ങള്‍ ഈ വാചകത്തിന്റെ പേരില്‍ ബുദ്ധിമുട്ടും. ഏതാണ് ഖുറാനില്‍ പറയുന്ന ഈ മൂവര് പിതാവ് പുത്രന്‍ മറിയം ആണോ? ഖുര്‍ആനിന്റെ ഓരോ തമാശകള്‍ . എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്. എന്നിട്ട് അത് വച്ച് ക്രിസ്ത്യാനികളെ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു! ഞങ്ങൾക്ക് സത്യം ഇതിലൂടെ തന്നെ വ്യക്തമാണ്.. ആ സത്യത്തിന്റെ നിലവാരമാണ് തൊട്ടു മുകളില്‍ തൂങ്ങുന്നത്. ഒന്ന്) യേശുവിനു മാനുഷികമായ പിതാവ്‌ ഇല്ലാതെ പോയി. അപ്പോള്‍ രക്തബന്ധം അമ്മയുമായി ആണല്ലോ? അമ്മയുടെ പേരാണെങ്കില്‍ ആരും വംശാവലിയില്‍ എഴുതുന്നുമില്ല. അപ്പോള്‍ പിന്നെ മരുമകന്റെ പേരല്ലാതെ പിന്നെ ആരുടെ പേര് വയ്ക്കും (ഒരാള്‍ക്ക് രണ്ടു വംശാവലി എങ്ങിനെ വരും എന്ന് മനസിലായോ? പ്രത്യേകിച്ച് യേശുവിനു അമ്മയുടെ വംശാവലി അത്യാവശ്യമാണ് എന്ന് മനസിലായോ രണ്ടു) ആദ്യം തന്നെ എന്തിനാണ് 8:14 ന്റെ പൂര്‍ണ്ണ രൂപം എഴുതാതെ മുറിച്ചു പകുതി മാത്രം ഇവിടെ പകര്‍ത്തി എഴുതിയത് എന്ന് വിശദമാക്കാമോ? ന്യൂട്ടനാണ് എന്ന് തോന്നുന്നു പറഞ്ഞത് ഏതു ചൊറിക്കും മറുചൊറി ഉണ്ടാകും എന്ന്. താങ്കൾക്ക് ഇസ്’ലാമിനെ പറ്റിയോ ഖുർ’ആനെ പറ്റിയോ ഒരു ചുക്കുമറിയില്ല എന്നതിന്റെ തെളിവാണ് മുഹമ്മദ് നബി സ്ഥാപിച്ച മതമാണ് ഇസ്‘ലാം എന്ന താങ്കളുടെ “കണ്ടെത്തൽ” മുഹമ്മദ് നബി സ്ഥാപിച്ച മതമാണ് ഇസ്’ലാം എന്ന് ഖുർ’ആനിൽ എവിടെയെങ്കിലും കാണിച്ചു തരാൻ സാധിക്കുമോ ദൈവിക മതമാണിസ്’ലാം ) അത് വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന് നിങ്ങൾ ധരിക്കുവാൻ വേണ്ടിയാണത്. അത് വേദ ഗ്രന്ഥത്തിലുള്ളതല്ല ” (ഖുർ’ആൻ 3:78) ഇപ്പോ മനസ്സിലായില്ലേ ആരാ കട്ടു മുറിക്കുന്നതെന്ന് വേദക്കാരെ കുറിച്ചാണതെന്ന് ആ ആയത്തിൽ നിന്നും മുൻപുള്ളതിൽ നിന്നും വളരെ വ്യക്തമാണ് എന്തേ ആ ആയത്ത് പേസ്റ്റ് ചെയ്യുമ്പോൾ മുഴുവൻ പേസ്റ്റ് ചെയ്യാതിരുന്നത് ഇത് ക്രിസ്ത്യൻ പാതിരി മാരെ കുറിച്ചാണ് അതു കൊണ്ട് തന്നെയാണ് ബൈബിളിൽ കടത്തിക്കൂട്ടിയിട്ടുണ്ടെന്നും അത് വിശ്വാസ യോഗ്യമല്ലെന്നുമൊക്കെ പറയുന്നത്.. 2. വ്യഭിചാരത്തിന് ശിക്ഷ കല്ലെറിഞ്ഞു കൊല്ലല്‍ ഭാഗ്യം ഇത് ഇന്ത്യ ആയത് അല്ലെങ്കില്‍ ഇതെല്ലാം നേരില്‍ കാണേണ്ടി വന്നേനെ) എന്നാൽ പിന്നെ വ്യഭിചാരികൾക്ക് സേവനം ചെയ്യാൻ വല്ല സംഘടനയിലും ചേർന്നോളൂ ആരോരും അവർക്കു വെണ്ടി “ശബ്ദിക്കാനില്ലല്ലോ” ഈ ശിക്ഷയുടെ കാഠിന്യം അറിഞ്ഞ് ആരും ഇത് ചെയ്യാതിരിക്കണം അതിനു വേണ്ടി തന്നെയാണിത് ഇതുമായി ബന്ധപ്പെട്ട ഹദീസുകളിൽ വന്ന പ്രവാചകന്റെ കാലത്തുണ്ടായ ഒരു സംഭവം വായിച്ചാൽ കൂടുതൽ തെറ്റിദ്ധാരണയുണ്ടാവാൻ വഴിയില്ല കൂടുതൽ ചർച്ച ചെയ്യുകയാണെങ്കിൽ അവിടെ വെച്ച് വിശദീകരിക്കാം.. അതിലും വലിയ തമാശയുണ്ട് ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണ് എന്ന് പറയുന്ന ഖുറാനില്‍ എന്തെങ്കിലും സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ പഴയ വേദക്കരോട് ചോദിക്കാന്‍ പോലും ഖുറാന്‍ പറയുന്നു. ഏതെങ്കിലും ഫാദർലെസ് സുലൈമാന്മാരുടെ ക്ലിപ്പും കേട്ട് ചർച്ചക്ക് വരരുത് പ്ലീസ് ഇത് പറയുന്ന സംഭവവും സന്ദർഭവുമൊക്കെ ആദ്യം മനസ്സിലാക്കൂ ഇവിടെ പറയുന്നത് ഖുർ’ആനിൽ സംശയമുണ്ടെങ്കിൽ ബൈബിൾ നോക്കാനല്ല പൊന്നു സാജൻ ചേട്ടാ ഖുർ’ആനിൽ ഒട്ടേറെ ചരിത്ര സംഭവങ്ങളുണ്ട് അവയിൽ വല്ല സംശയവും തൊന്നിയാൽ വേദം പഠിച്ചവരോട് ചോദിച്ചു കൊള്ളുക അവർ സത്യം പറയുന്നവരാണെങ്കിൽ അവർ അത് തീർത്തു തരും എന്നാണത് അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല പിന്നെ പത്താം അദ്ധ്യായമായ യൂനുസിൽ തന്നെ നിങ്ങൾ ഉദ്ധരിച്ചതിന്റെ മൂന്ന് ആയത്തുകൾ താഴെ നൊക്കിയാൽ കാണാം: “എല്ലാ ദ്രിഷ്ടാന്തവും അവർക്കു വന്നെത്തിയാലും ശരി; വേദനയേറിയ ശിക്ഷയെ അവർ കാണുന്നതുവരേക്കും”(10:97) അതു കൊണ്ട് ആ വേദനയേറിയ ശിക്ഷ വേണ്ടെങ്കിൽ ഖുർ’ആൻ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കി ജീവിക്കണമെന്നാണു പറയുന്നത് അതിനെ ദുർവ്വ്യാഖ്യാനിച്ച് നിങ്ങൾ ഇക്കോലത്തിലാക്കിയല്ലോ പടച്ചോനേ.. എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്. എന്താണ് ക്രിസ്ത്യാനിക്ക് ത്രിത്വം, ആരൊക്കെയാണ് ത്രിത്വത്തില്‍ ഉള്ളത് എന്ന് പോലും അറിയാത്ത ഒരാളാണ് ഖുറാന്‍ അവതരിപ്പിച്ചു തന്നിരിക്കുന്നത്. അപ്പോൾ ദൈവത്തിനു പോലും മനസ്സിലായില്ലേ നിങ്ങളുടെ ഈ “ത്രിത്വം” ദൈവമാണല്ലോ ഖുർ’ആൻ അവതരിപ്പിച്ചത്.. പിന്നെ ഞാൻ പലവട്ടം ആവർത്തിച്ച കാര്യങ്ങൾ “പറഞ്ഞില്ലാ പറഞ്ഞില്ലാ..” എന്ന് പറഞ്ഞു പിന്നാലെ വരുന്നത് കാണുമ്പോൾ സഹതാപമാണ് തോന്നുന്നത് ഞാൻ പറഞ്ഞതിനു മറുപടിയില്ലാത്തപ്പോൽ ഇങ്ങനെയെങ്കിലും പറഞ്ഞോട്ടെ എന്ന് കരുതി ഞാൻ സമാധാനിച്ചോളാം.. 8:14 നു ശേഷം ഞാൻ ഉദ്ധരിച്ചതിനു വിരുദ്ധമായി അതിൽ വല്ലതുമുണ്ടെങ്കിൽ അതു കൊണ്ടു വരികയല്ലേ വേണ്ടത് താങ്കളുടെ ബ്ലോഗിലേ ചർച്ചയെങ്കിൽ അതിനും ഞാൻ തയ്യാർ നോ പ്രോബ്ലം.. അനോണികളോട് തെറി പോസ്റ്റ് ചെയ്യാൻ വെറുതെ സമയം കളയണ്ട അത് യേശുവിനെ കുറിച്ചായാലും അല്ലാഹുവിനെ കുറിച്ചായാലും.. പുതിയ പോസ്റ്റ് ഫാതർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളും.. ഓഹ് ഒരു അനോണി മാന്യൻ വന്നിരിക്കുന്നു പോടോ അവിടുന്ന് ഇത് എന്റെ സംശയങ്ങൾ മാത്രമാണെന്നും ആരെയും വേദനിപ്പിക്കാനല്ലെന്നും ആദ്യം മലയാളത്തിൽ എഴുതിയത് ഇജ്ജ് കാണുന്നില്ലേ ഇല്ലെങ്കിൽ ഒന്നാം ക്ലാസിൽ പോയിരുന്ന് മലയാളം പഠിക്ക് ഹല്ല പിന്നെ പ്രിയ്യപ്പെട്ട ബാസില്‍ ഈ വാള്‍ പയറ്റു കൊണ്ട് താന്കള്‍ എന്താണ് തെളിയിക്കാന്‍ പോകുന്നത്? അബ്രഹാമിന്റയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയുടെ തുടര്ച്ച യായാണ് ഖുറാന്‍ വന്നിരിക്കുന്നത് എന്നോ? അതെല്ലാ ഈ ബൈബിള്‍ തെറ്റാണെന്നോ? ബൈബിള്‍ കൈ കടത്തി നാശമാക്കി എന്ന് താന്കള്‍ പറയുമ്പോള്‍ എന്നാണു ഈ കൈകടത്തല്‍ ഉണ്ടായത് എന്നും താങ്കള്ക്കു് അറിയേണ്ടതല്ലേ? ആരാണ് ഈ കൈ കടത്തല്‍ ആദ്യമായി റിപ്പോര്ട്ട് ചെയ്തതു? ദൈവ വചനം അനുസരിച്ച് ജനങ്ങള്‍ ജീവിക്കാതിരുന്നാല്‍ ആ ദൈവവചനം മാറ്റി വേറൊന്നു കൊണ്ട് വരും എന്ന് പറയുന്നതിലുള്ള യുക്തി എന്താണ്? ആരെങ്കിലും ചെരിപ്പിനനുസരിച്ചു കാലുമുറിച്ചു കളയുന്നതിനു തുല്യമല്ലേ അത്? ഇങ്ങനെ ചെയ്യുന്ന ഒരു ദൈവം ഏതു കോത്താഴത്തെ ദൈവമാണെന്ന് ചോദിച്ചാല്‍ എന്ത് മറുപടിയാണ് താങ്കള്ക്കു പറയാനുള്ളത്? ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും എന്റെ വചനങ്ങള്‍ ഒഴിഞ്ഞുപോകയില്ല എന്ന് ബൈബിള്‍ പറയുമ്പോള്‍ ഖുറാനിലെ ദൈവത്തിനു ഖുറാന്‍ നില നിര്ത്തേ ണ്ട ബാധ്യത മാത്രമേ ഉള്ളൂ? ഇത്രയും ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ഉത്തരം ബൈബിളിലെ വചനങ്ങള്‍ നിലനിര്ത്തേശണ്ട ബാധ്യത അല്ലാഹുവിനു ഇല്ലെന്നു തന്നെയാണ്. കാരണം ഇന്ജീലും തോറയും നല്കി്യത് യാഹോവയാനെന്കില്‍ ഖുറാന്‍ നല്കിറയത് അല്ലാഹുവാണ്. ഈ അല്ലാഹു ആരാണെന്ന് ചോദിച്ചാല്‍ മുഹമ്മദിന്റെ ഗോത്രമായ ഖുറൈശികളുടെ ദേവനായ അല്ലാഹു. കഅബ്ബയില്‍ ഉണ്ടായിരുന്ന മുന്നൂറ്റിഅറുപതോളം ദേവന്മാരിലെ മുഹമ്മദു നബിയുടെ ഇഷ്ട ദേവന്‍ മുഹമ്മദു നബിക്കും 500 വര്ഷ്ങ്ങള്ക്കു മുമ്പ് ഈ അല്ലാഹുവിനെ ആരാധിച്ചിരുന്നു എന്നതിന് ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ട്. ആ ചരിത്രവും തിരുത്തിയാതാണെങ്കില്‍ മുഹമ്മദു നബിയുടെ പിതാവിന്റെദ പേരായ അബ്ദുള്ള (അബ്ദ്+അള്ള) എന്താണ് എന്ന് മാത്രം നോക്കിയാല്‍ മതി. ഇലാഹ് അഥവാ സാക്ഷാല്‍ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതന്‍ ആകുന്നു (ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന് മുഹമ്മദു നബി പറയുമ്പോള്‍ അല്ലാഹുവല്ലാതെ വേറെ ഒരു ദൈവം ഇല്ല എന്നാണു പറയുന്നത്. അപ്പോള്‍ യഹോവ എവിടെ പോയി? അപ്പോള്‍ പറയും ദൈവം എന്ന അര്ത്ഥ്ത്തിലാണ് യഹോവ എന്നും അല്ലാഹു എന്നും പറയുന്നത് എന്ന്. അപ്പോള്‍ ഇലാഹ് എന്ന് പറയാന്‍ കഴിയുമെന്നിരിക്കെ 360 ദേവന്മാരിലെ തന്റെ ഇഷ്ടദൈവമായ അല്ലാഹുവിന്റെ് നാമം എടുത്തത്‌ എന്തിനായിരുന്നു. എല്ലാത്തിനും ഓരോ കാരണം ഉണ്ട് സുഹൃത്തുക്കളെ. മുഹമ്മദു നബി ഒരു ഹിന്ദുവായാണ് ജനിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെു ഇഷ്ട ദൈവം ശിവനായിരുന്നു എങ്കില്‍ ശിവനല്ലാതെ ഒരു ദൈവമില്ല. മുഹമ്മദു നബി ശിവന്റെര പ്രവാചകന്‍ ആകുന്നു എന്ന് പറയുന്നതിന് തുല്ല്യംമാണ് അല്ലാഹുവല്ലാതെ ഒരു ദൈവമില്ല. മുഹമ്മദുനബി അല്ലാഹുവിന്റെ് പ്രവാചകന്‍ ആകുന്നു എന്ന വാക്യവും. ഇതിലും മഹത്വമുള്ള ഒരു വചനമായി എനിക്ക് ആ അവകാശവാദത്തെ കാണാന്‍ കഴിയില്ല. അപ്പോള്‍ ബൈബിളില്‍ കയറി ചൊറിയാതെ കിട്ടിയ ഖുറാനും പൊക്കിപിടിച്ച് അതിന്റെന ഗുണങ്ങള്‍ അറിയിക്കുകയല്ലേ ഇതുപോലെയുള്ള ചൊറിയല്‍ തിരിച്ചു കിട്ടാതിരിക്കാന്‍ നല്ലത് എന്ന് വാള്‍ പയറ്റുകാരന്‍ മനസ്സിലാക്കിയെങ്കില്‍ എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനുള്ളൂ. ബാസിൽ ഇക്കാ, മനസ്സിലാകാത്ത കാര്യങ്ങൾ വായിച്ച്‌ മനസ്സിലാക്കുന്ന സ്വഭാവം നല്ലതാണു്. അതുപക്ഷേ ഇതുപോലെ ആകരുത്‌. ബാസിൽ ഇക്കാ ഖുറാൻ വായിക്കുന്ന പോലെ ബൈബിൾ വായിക്കാൻ ശ്രമിച്ചതിനാൽ ആണു ഇങ്ങനെവന്നതു. ബൈബിൾ വായിക്കുക, പക്ഷേ തുടങ്ങുന്നതിനുമുൻപ്‌ "കർത്താവേ നിന്റെ വചനത്തിലെ അൽഭുതങ്ങളെ കാണേണ്ടതിനു് എന്റെ കണ്ണുകളെ തുറക്കേണമേ "എന്ന് പ്രർത്തിക്കുക. ഇത്‌ ദൈവ വചനമാണ്‌,ദൈവത്തിനുമാത്രമേ അത്‌ നന്നായി ബാസിലിന്‌ മനസ്സിലാക്കിത്തരുവാൻ കഴിയൂ. ആ ദൈവം എന്റെ മാത്രമല്ല, സർവ്വമാന മനുഷ്യരുറ്റെയും ദൈവമാണ്‌. അവൻ ആദത്തെ സൃഷ്ടിച്ച്‌ അവനോട്കൂടെ നടന്നൂ, ജലപ്രളയത്തിനു മുൻപും അതിനുശേഷവും നോഹയൊടുകൂടെ നടന്നൂ. അബ്ബ്രഹാം അവനിൽ വിശ്വസ്സിച്ചൂ, യാക്കോബ്‌ അവനെ ആരാധിച്ചൂ, മോശയെ അവൻ വളർത്തി. യാക്കോബിന്റെ മക്കളെ അബ്രഹാമിന്‌ വാഗ്ദത്തംചെയ്ത ദേശത്തെക്ക്നടത്തിക്കൊണ്ടെത്തിക്കാൻ അവൻ മോശയേട്‌ കൂടെ യിരുന്നൂ. ആ വലിയവനായ ദൈവം മനുഷ്യരൂപമെടുത്ത്‌ യഹൂദനായി പിറന്നൂ. ഇപ്പോൾ ആദം മുതൽ ആരും ഈ ദൈവത്തിന്റെ നാമം മാറ്റുകയോ വേറൊന്ന് കൂട്ടിച്ചേർക്കയോ ചെയ്യുന്നില്ല കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ധൂതന്റെ ശബ്ദത്തോടും കാഹളനാദത്തോടും കൂടെ വേഗം വരും" എന്ന് എഴുതിയിരിക്കും പ്രകാരം തീർച്ചയായും വരും. ബാസിൽ വിശ്വസ്സിച്ചാലു ഇല്ലങ്കിലും നമ്മേവിട്ട്‌ കടന്നു പോയവനായ ഈ യേശുവിനെ, സ്വർഗത്തിലേക്ക്പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും ആ മഹാന്യായവിധിദിവസ്സത്തിൽ വീണ്ടും കാണാം. ഞാന്‍ ആരെയും അപമാനിക്കാന്‍ അല്ല എന്നു നല്ല ഭാവം ചമഞ്ഞ ബസില്‍ നു സമര്‍പ്പിക്കുന്നു എഴുത്ത്, പ്രസംഗം, ഗാനരചന, കഥാരചന, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ കയ്യൊപ്പ് പതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയ്യൊടിഞ്ഞ് കിടക്കേണ്ടി വന്നു അങ്ങനെയാണീ ബ്ലോഗിംഗ് തുടങ്ങിയത് ഇനിയൊന്നും പറയണ്ട സഹിച്ചേ മതിയാകൂ “കള്ളന്റെ താടി”: റഫാൽ ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടി ഫ്രാൻ‌സിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മോദിയുടെ താടിയിൽ കൊട്ടി രാഹുൽ ഗാന്ധി ന്യുഡൽഹി: റഫാല്‍ യുദ്ധവിമാന ഇടപാടിൽ ഫ്രാൻ‌സിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി. “കള്ളന്റെ താടി” എന്ന തലക്കെട്ടോടെ… ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും കൊച്ചി മെട്രോ; ലോക്കഡൗണിനു ശേഷം ആദ്യമായി യാത്രക്കാർ അരലക്ഷം കടന്നു ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഒറ്റക്കുള്ള യാത്രകളാണു സുഖം. അവനവനിലേക്ക് തന്നെ തലയും പൂഴ്ത്തി, ചുറ്റുമുള്ള കാഴ്ചകളെ നമ്മുടെ കണ്ണിലൂടെ മാത്രം കണ്ട് അറിഞ്ഞ് അങ്ങനേ അങ്ങനെ ഇത് പരീക്ഷാക്കാലം, ഒപ്പം വിരഹത്തിന്റേയും വേര്‍പ്പാടിന്റേയും കാലം. ഒന്നിച്ച് പഠിച്ച് കളിച്ച് വളര്‍ന്നവര്‍ തമ്മില്‍ പിരിയാനുള്ള സമയമായിക്കഴിഞ് വ്യഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കിന്റെ “ ഐസ് വൈഡ് ഷട്ട്” എന്ന സിനിമയില്‍ നായകനായ ടോംക്രൂസ് അമേരിക്കയിലെ ഉന്നതകുലജാതര്‍ “ ബാബീ ആപ് ചായ് നഹി പിയാ, ക്യോം..ഹം ലോഗ് ഗരീബേ, ഖര്‍ തോ ചോട്ടാ ഹേ..ഇസ് ലിയെ ” എനിക്ക് മുന്നിലിരുന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം കേട് കുറ്റിപ്പുറത്ത് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുഞ്ഞിപ്പെണ്ണും മാക്കുവും.കുഞ്ഞിപ്പെണ്ണ് ഉമ്മായെ സഹായിക്കാന്‍ വീട്ടില്‍ വരും. ഞാനന്ന് ഏഴിലോ എട് സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ ഉത്തുംഗത് ദുല്‍ ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ 10 ദിനങ്ങളുടെ മഹത്വത്തെ കുറിച്ചും വിശ്വാസികള്‍ ആ പവിത്രമായ ദിനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട്‌ സമര്ത്ഥി ക്കുന്ന പ്രൗഡമായ പ്രഭാഷണം. ഹജ്ജുല്‍ അക്ബറിനെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നു. ബെയ്ജിങ് ∙ചൈനീസ് ടെന്നിസ് താരം പെങ് ഷുവായുടെ തിരോധാന വാർത്തയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) ഇടപെടൽ. ഐഒസി അധ്യക്ഷൻ തോമസ് ബാകുമായി പെങ് വിഡിയോ കോളിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ചൈനയ്ക്ക് ആശ്വാസമായി. എന്നാൽ സംഘടനയുടെ സാമ്പത്തിക താൽപര്യം മുൻനിർത്തി ഐഒസി നടത്തിയ വിഡിയോ നാടകമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ വിമർശിച്ചു. സംഭാഷണത്തിൽ ഒരിക്കൽ പോലും പെങ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. ലൈംഗിക ആരോപണം: പെങ് ഷുവായ് ചിത്രത്തിലുണ്ട്, സത്യത്തിൽ എവിടെ? കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ജാങ് ഗൗലീക്കിന് (75) എതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് കഴി‍ഞ്ഞ നവംബർ 2 മുതൽ ലോകോത്തര ടെന്നിസ് താരത്തെ കാണാനില്ലെന്ന വാർത്ത പരന്നത്. 30 മിനിറ്റോളം പെങ് ഐഒസി അധ്യക്ഷനുമായി സംസാരിച്ചെന്നും താൻ ബെയ്ജിങ്ങിലെ വീട്ടിൽ സുരക്ഷിതയാണെന്നു വ്യക്തമാക്കിയെന്നും അവരുടെ സ്വകാര്യത മാനിക്കേണ്ടതുണ്ടെന്നും ഐഒസി വ്യക്തമാക്കി. ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന വിന്റർ ഒളിംപിക്സിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തുമ്പോൾ പെങ്ങിനെ വിരുന്നിനു ക്ഷണിച്ചിട്ടുണ്ടെന്നും തോമസ് ബാക് പറയുന്നു. എന്നാൽ ഐഒസിയുടെ നിലപാടിനെ തള്ളി ലോക വനിതാ ടെന്നിസ് അസോസിയേഷൻ നിലപാട് കടുപ്പിച്ചു. സംഭവത്തിൽ സെൻസർ കത്രിക വീഴാതെ സുതാര്യമായ അന്വേഷണം വേണമെന്ന് ഡബ്ല്യുടിഎ പ്രസിഡന്റ് സീറ്റ് സിംസൺ ആവശ്യപ്പെട്ടു. പെങ് വാർത്തകൾ വ്യാപകമായ പശ്ചാത്തലത്തിൽ സിഎൻഎൻ സിഗ്നലുകൾ ചൈന തടസ്സപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. വീട് വിട്ടിറങ്ങിയ ക്രിക്കറ്റ് താരവും മുന്‍ഭാര്യയും അമിതമായി ലഹരി ഉപയോഗിച്ചനിലയില്‍ ഹോട്ടല്‍മുറിയില്‍ cricketer| rajkot cricketer| drugs| crime news malayalam വീട് വിട്ടിറങ്ങിയ ക്രിക്കറ്റ് താരവും മുന്‍ഭാര്യയും അമിതമായി ലഹരി ഉപയോഗിച്ചനിലയില്‍ ഹോട്ടല്‍മുറിയില്‍ രാജ്കോട്ട്: വീട് വിട്ടിറങ്ങിയ ക്രിക്കറ്റ് താരത്തെയും മുന്‍ ഭാര്യയെയും അമിതമായി ലഹരി ഉപയോഗിച്ചനിലയില്‍ ഹോട്ടല്‍മുറിയില്‍ കണ്ടെത്തി. ഗുജറാത്തിലെ ക്രിക്കറ്റ് താരമായ ആകാശ് അംബാസന(24) മുന്‍ ഭാര്യയായ അമി ചോലേറ(22) എന്നിവരെയാണ് റേസ്‌കോഴ്സിലെ ശിവശക്തി ഹോട്ടലില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. അമിത അളവില്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ചനിലയിലായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ലഹരിമരുന്ന് വിതരണക്കാരനായ ഇര്‍ഫാന്‍ പാത്നി(43) എന്നയാളെയും ഇതേ ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്ന് നിറച്ച മൂന്ന് സിറിഞ്ചുകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. രാജ്കോട്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിച്ച താരമാണ് ആകാശ് അംബാസന. അടുത്തിടെയായി ഇയാള്‍ ലഹരിമരുന്നിന് അടിമയാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഒരു കുറിപ്പ് എഴുതിവെച്ച് ആകാശ് രാജ്കോട്ടിലെ വീട് വിട്ടിറങ്ങിയത്. താന്‍ വീട് വിട്ട് പോവുകയാണെന്നും അമ്മയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായില്ലെന്നും ക്ഷമിക്കണമെന്നും കുറിപ്പിലെഴുതിയിരുന്നു. ഇതോടെ ആകാശിന്റെ അമ്മ അല്ക പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഹോട്ടല്‍മുറിയില്‍നിന്ന് മുന്‍ഭാര്യയ്ക്കൊപ്പം ആകാശിനെ കണ്ടെത്തിയത്. കഴിഞ്ഞ ജൂണില്‍ തന്നെ മകന്റെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അല്ക പോലീസിനെ വിവരമറിയിച്ചിരുന്നു. മകന് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന വിതരണക്കാരുടെ പേരുകളും കൈമാറി. തുടര്‍ന്ന് പോലീസ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുകയും ഒരു സ്ത്രീയെ പിടികൂടുകയും ചെയ്തു. ഇതിനുപിന്നാലെ ആകാശ് പിതാവിനൊപ്പം താമസിക്കാനായി ഡല്‍ഹിയിലേക്ക് പോയി. എന്നാല്‍ ഒക്ടോബര്‍ 12-ന് രാജ്കോട്ടില്‍ തിരിച്ചെത്തുകയും വ്യാഴാഴ്ച രാത്രിയോടെ വീട് വിട്ടിറങ്ങുകയുമായിരുന്നു. നഗരത്തിലെ ഹോട്ടലില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആകാശിനെ മുന്‍ ഭാര്യയ്ക്കൊപ്പം കണ്ടെത്തിയത്. ഇവരും ലഹരിമരുന്നിന് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ആകാശിനെ വിവാഹം ചെയ്തതിന് പിന്നാലെ യുവതിയും ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുമുണ്ടായി. ഇരുവരും പിന്നീട് വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ കാണുകയും ഒരുമിച്ച് ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരുടെയും രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മനോഹര്‍സിന്‍ഹ് ജഡേജ മാധ്യമങ്ങളോട് വ്യക്തമാക്കി. മുറിയില്‍നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കും അയച്ചു. ഇതിന്റെ ഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ലഹരിമരുന്ന് വിതരണക്കാരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍ കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിനല്‍കിയെന്ന് പരാതി, അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവ് അങ്കമാലിയില്‍ പിടിയില്‍ സ്ത്രീയുടെ ശരീരത്തില്‍ എംഡിഎംഎ വിതറി ലഹരിനുണഞ്ഞു; ഫോണില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങളും കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 128 കിലോ മന്ത്രി വീണാ ജോര്‍ജിനെതിരേ അശ്ലീല പരാമര്‍ശം, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍ ഭാര്യ ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിനല്‍കിയെന്ന് പരാതി, അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ നടപടി; അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവ് അങ്കമാലിയില്‍ പിടിയില്‍ പെൺകുട്ടികളുടെ ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി; അധ്യാപകനെതിരേ പോക്‌സോ കേസ് കൂടങ്കുളം സമരം 467 ദിവസം പിന്നിട്ട നവംബര്‍ 24-നാണ് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കേരളത്തില്‍ നിന്ന് സമാഹരിച്ച സഹായവുമായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലിയും പ്രശസ്ത എഴുത്തുകാരി ജെ. ദേവിക, കൂടങ്കുളം സമര ഐക്യദാര്‍ഢ്യ സമിതി കേരള ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍, മത്സ്യ തൊഴിലാളി നേതാവ് മാഗ്‌ലി പീറ്റര്‍, സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ പി.ഐ നൗഷാദ്, ടി. മുഹമ്മദ് വേളം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം കൂടങ്കുളം സമരപന്തലില്‍ എത്തിയത്. കണ്ണൂരിലെ പെരിങ്ങോത്തും എറണാകുളത്തെ ഭൂതത്താന്‍ കെട്ടിലും വരുമായിരുന്ന ആണവ പദ്ധതികളെ കേരളം സമരങ്ങളിലൂടെ കെട്ടുകെട്ടിച്ച ഓര്‍മകളാണ് സമരപ്പന്തലില്‍ കേരളത്തിലെ പ്രതിനിധികളെ സ്വാഗതം ചെയ്യുമ്പോഴെല്ലാം സമരനേതാവ് ഡോ. ഉദയകുമാര്‍ പങ്കുവെക്കാറ്. ജമാഅത്ത് അമീറിനെ സ്വാഗതം ചെയ്തുകൊണ്ട് ഡോ. ഉദയകുമാര്‍ അനുസ്മരിച്ചത് എസ്.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ടി. ആരിഫലിയുടെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നടന്ന ആണവവിരുദ്ധ പോരാട്ടത്തിന്റെ തീക്ഷ്ണാനുഭവങ്ങളായിരുന്നു. കണ്ണൂരില്‍ നിന്ന് പെരിങ്ങോത്തേക്കു നടത്തിയ സമരജാഥയില്‍ ആരിഫലിയുടെ നേതൃത്വത്തില്‍ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ അണിനിരന്നതിനെ കുറിച്ചുള്ള ഓര്‍മകള്‍, ആ കാലയളവില്‍ തന്നെ ആണവവിരുദ്ധ പോരാട്ട രംഗത്തുള്ള എന്‍. സുബ്രഹ്മണ്യന്‍ പങ്കുവെച്ചു. സമരപ്പന്തലില്‍ നടത്തിയ വിഭവ കൈമാറ്റ പരിപാടി ഏറെ ആവേശകരവും വൈകാരികവുമായിരുന്നു. സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ കെ. സജീദ്, സി.എം ശരീഫ്, സാദിഖ് ഉളിയില്‍ എന്നിവര്‍ മൂന്ന് ദിവസം ഇടിന്തികരയില്‍ താമസിച്ച് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് അര്‍ഹരെ കണ്ടെത്തിയതും വിഭവ വിതരണത്തിലുള്ള പ്ലാനുകള്‍ തയാറാക്കിയതും. വിഭവങ്ങള്‍ കൈമാറികൊണ്ട് അമീര്‍ ടി. ആരിഫലി നടത്തിയ പ്രഭാഷണത്തില്‍ സ്വന്തം നാട്ടില്‍ നടത്തിയ ഗ്വാളിയര്‍ റയോണ്‍സ് വിരുദ്ധ സമരത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചു. ഒരു നാടിന്റെ രക്ഷക്കുവേണ്ടി നടത്തുന്ന പോരാട്ടത്തില്‍ അണിനിരക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി തുറങ്കിലടക്കാനുള്ള കേന്ദ്ര സംസ്ഥാനങ്ങളുടെ ശ്രമത്തെ അദ്ദേഹം വിമര്‍ശിച്ചു. ഭാഷാപരമായി ജനങ്ങളെ ഭിന്നിപ്പിച്ച് ഇത്തരം കൂട്ടായ്മകളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജെ. ദേവിക ചൂണ്ടിക്കാട്ടി. സമരസമിതിക്കുള്ള സഹായം പി.ഐ നൗഷാദും സമരത്തിനിടെ പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട അന്തോണിയുടെ കുടുംബത്തിനുള്ള സഹായം ടി. മുഹമ്മദ് വേളവും കൈമാറി. ചടങ്ങില്‍ ബഹ്‌റൈന്‍ പ്രേരണ സംസ്‌കാരിക വേദി പ്രവാസികളില്‍ നിന്ന് സമാഹരിച്ച പ്രതിഷേധ ഒപ്പുകള്‍ രാജന്‍ പയ്യോളിയും പ്രദീപ് വടകരയും ചേര്‍ന്ന് ഉദയകുമാറിന് കൈമാറി. ജമാഅത്തെ ഇസ്‌ലാമി തമിഴ്‌നാട് ഘടകത്തെ പ്രതിനിധീകരിച്ച് മസ്താന്‍ അലി സംസാരിച്ചു. സമരപ്പന്തലില്‍നിന്ന് സംഘം തിരിച്ചു വരുമ്പോള്‍ ഇടിന്തികരയില്‍ നിന്നുപുറത്തു കടക്കുന്ന വഴിയില്‍ നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തില്‍ സോളിഡാരിറ്റി സംഘത്തെ പോലീസ് തടഞ്ഞു. കനത്ത പോലീസ് അകമ്പടിയില്‍ സംഘത്തെ പാലൂര്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. വഴിമധ്യേ കന്യാകുമാരി ഹൈവേയിലേക്കു പ്രവേശിക്കുന്ന ജംഗ്ഷനില്‍ നൂറുകണക്കിനു പോലീസുകാര്‍ കാത്തുകിടക്കുന്നത് കാണാമായിരുന്നു. ദീര്‍ഘനേരം അമീറുമായും സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദുമായും പോലീസ് ഓഫീസര്‍മാര്‍ വിശദമായി സംസാരിച്ചു. പ്രധാനമായും ഒരൊറ്റ കാര്യമാണ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പറയാനുണ്ടായിരുന്നത്. കൂടങ്കുളം സമരത്തിന് കേരളം പിന്തുണ നല്‍കരുത്. നാലു മണിക്കൂറോളം കസ്റ്റഡിയില്‍ നിര്‍ത്തിയ ശേഷം നിരവധി രേഖകള്‍ തയാറാക്കി ഒപ്പ് വാങ്ങി. ഇതിനിടയില്‍ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാന്‍ എല്ലാവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ സ്റ്റേഷന്‍ അധികൃതര്‍ കൈവശപ്പെടുത്തിയിരുന്നു. ഏറെനേരത്തെ അന്വേഷണങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് സംഘത്തെ വിട്ടയച്ചു. കേരള അമീര്‍ ടി. ആരിഫലിക്കൊപ്പം പ്രതിനിധി സംഘത്തില്‍ 26 പേരാണ് ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ സംഘത്തെ സ്വീകരിക്കാന്‍ കൂടങ്കുളം സമരെത്ത പിന്തുണക്കുന്ന തമിഴ്‌നാട്ടിലെ മുസ്‌ലിം മുന്നേറ്റ കഴകത്തിന്റെ പ്രവര്‍ത്തകരും എത്തിയിരുന്നു. കേരളത്തിലും ചെന്നൈയിലുമുണ്ടായ ശക്തമായ പ്രതിഷേധങ്ങളുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് രേഖപ്പെടുത്താതെ സംഘത്തെ വിട്ടയച്ചത്. കൂടങ്കുളത്തേക്ക് കേരളത്തില്‍ നിന്ന് ഇനിയാരും വരാതിരിക്കാനായിരുന്നു ഈ അറസ്റ്റ്. ഉറച്ച പിന്തുണയുമായി കേരളീയര്‍ ഇനിയും കൂടെയുണ്ടാകുമെന്നായിരുന്നു സ്റ്റേഷനില്‍ നിന്നിറങ്ങിയ എല്ലാവരുടെയും പ്രതികരണം. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. സിനിമയുടെ ആദ്യ ഗാനം റിലീസ് ആയി മനു വാര്യർ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിൻ, സാഗർ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. U/A സെർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ആമസോൺ പ്രൈമിൽ ഓണം റിലീസ് ആയി ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്ന ശ്രദ്ധേയമായ ടാഗ് ലൈനോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലാണ് ഖമ്മം സ്ഥിതി ചെയ്യുന്നത്. ഖമ്മം ജില്ലയുടെ ആസ്ഥാനവും ആ പേരിലാണ് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ പതിനാലു ഗ്രാമങ്ങള്‍ കൂടി ചേര്‍ന്ന് നഗരം ഇപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആയി മാറിയിരിക്കുന്നു. തലസ്ഥാനമായ ഹൈദരാബാദില്‍ നിന്ന് 273കി മീ ദൂരെയുള്ള ഖമ്മം തെലങ്കാനയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കുന്നിന്‍ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ തൂണായി കുത്തനെയുള്ള ഒരു പാറയാണ്‌ നിലകൊള്ളുന്നത്.ഈ പാറയുടെ അല്ലെങ്കില്‍ തൂണിന്റെ പേരിലാണ് കംഭ എന്ന് നഗരത്തിനു പേര്‍ കൈവന്നത്. ഖമ്മത്ത്തിനു ചുറ്റുമുള്ള പ്രദേശം ഖമ്മം മേട്ടു എന്നറിയപ്പെടുന്നു. അത് പിന്നീട് കമ്മമ്മേട്ട് എന്നും ശേഷം ഖമ്മം എന്നും ലോപിക്കപ്പെട്ടു. വളരെ മനോഹരമായ ഒരു നഗരമാണു ഖമ്മം കൃഷ്ണ നദിയുടെ ശാഖയായ മുന്നേരു പുഴ യുടെ തീരത്താണ് ഇത് കിടക്കുന്നത്. തെലങ്കാനയുടെ ചരിത്രത്തില്‍ ഖമ്മത്തി നു വലിയ സ്ഥാനമുണ്ട്. ഖമ്മം കോട്ടയ്ക്കു ഖമ്മം നഗരത്തിനു മാത്രമല്ല തെലങ്കാനയുടെ തന്നെ ചരിത്രത്തിലും പ്രാധാന്യമുണ്ട് .ഒരു കുന്നിന്‍ മുകളില്‍ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന കോട്ട അതിന്റെ വ്യത്യസ്തമായ വാസ്തു ശൈലികളുടെ സംയോഗം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.ഈ ശൈലികളുടെ കൂടിച്ചേരല്‍ അര്‍ത്ഥ മാക്കുന്നത് വിവിധ കാലങ്ങളില്‍ പല പല ഭരണാധികാരികള്‍ കോട്ടയെ പുതുക്കുകയും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണു. ഖമ്മം പഴയ കാലത്തെ വ്യാവസായിക സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഒരു വേദിയായ നഗരമായിരുന്നു. പ്രധാനമായും തലുക്കുകളുടെ ഭരണ കാലത്ത്. ഇവിടം പല പല രാജ വംശങ്ങളുടെ ഭരണ കേന്ദ്രമായിരുന്നിട്ടുണ്ട്. അവയുടെ നശിപ്പിക്കാന്‍ കഴിയാത്തത്ര അടയാളങ്ങള്‍ ചരിത്രത്തിലും, കലയിലും, വാസ്തു ശില്‍പ്പങ്ങളിലും നീക്കിയിരുപ്പുകളാ യി ഈ നഗരത്തില്‍ അവശേഷിക്കുന്നു. പല സമുദായങ്ങളി ല്‍ പ്പെട്ടവര്‍ ഒരുമിച്ചു കഴിയുന്ന ഖമ്മം സമുദായ മൈത്രിക്ക് ഉദാഹരണമാണ്. ഓരോ മതത്തില്‍ പ്പെട്ടവര്‍ അവരവ രുടെ സംസ്കാരവും അനുഷ്ഠാ നങ്ങളും ആചരിക്കുന്ന ഖമ്മം ഈ പ്രത്യേകത കൊണ്ട് തന്നെ അനന്യമായിരിക്കുന്നു.ക്ഷേത്രങ്ങ ളും പള്ളികളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയിലെ നാനാ പ്രദേശങ്ങളിലെയും ലക്ഷക്കണക്കായ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഖമ്മം. ഖമ്മം നഗരത്തിനു പുറത്തും അകത്തുമായി ധാരാളം പ്രദേശങ്ങള്‍ സന്ദര്‍ശന യോഗ്യമായുണ്ട്.അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഖമ്മം കോട്ട, ജമാല പുരം ക്ഷേത്രം, ഖമ്മം ലക്ഷ്മി നരസിംഹ ക്ഷേത്രം ഇവയാണ്. പുറം കാഴ്ചകള്‍ക്ക് പലേര്‍ തടാകം, പാപി കൊണ്ട ലു കുന്നുകള്‍, വ്യേര്‍ തടാകം തുടങ്ങിയവ സന്ദര്‍ശിക്കാം ഖമ്മം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ശൈത്യ കാലമാണ് . ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥയാണ് വര്‍ഷം മുഴുവനും എന്നത് കൊണ്ട് വടക്കന്‍ സംസ്ഥാനങ്ങളിലെത് പോലെ ശീതകാലത്ത് അത്രയേറെ തണുപ്പ് അനുഭവപ്പെടില്ല. വേനല്‍ക്കാലത്ത് കടുത്ത ചൂടായിരിക്കും. ആ സമയം സന്ദര്‍ശനം ഒഴിവാക്കുന്നതനു നല്ലത്. ഖമ്മം പ്രദേശത്ത് .മണ്‍സൂണ്‍ കാലത്ത് മഴ ലഭിക്കാറുണ്ട് ആ സമയം താപനില താഴേക്കു വരുകയുംഅന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതല്‍ ഉണ്ടാകുകയും ചെയ്യും. റോഡു മാര്‍ഗ്ഗവും ഖമ്മം നഗരത്തില്‍ എത്താം. സർക്കാർ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേ ഷന്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും നിത്യവും ഖമ്മമിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട് .ഹൈദരാബാദ്, വിജയ വാഡ വിശാഖ പട്ടണം എന്നീ നഗരങ്ങളില്‍ നിന്ന് ആഡംബര ബസ്സുകളും ഖമ്മമിലേക്ക് ദിവസേന പോകുന്നു. എന്‍ എച്ച് 5 എന്‍ എച്ച് 7 ഇവയാണ് ഖമ്മമില്‍ കൂടി കടന്നു പോകുന്ന ദേശീയ പാതകള്‍ . ദക്ഷിണ റയില്‍വെ തീവണ്ടി സംവിധാനം വഴി ഖമ്മം ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായും ബന്ധപ്പെടുത്തിയിരിക്കുന്നു ഹൈദരാബാദ് വിജയവാഡ റെയില്‍ പ്പാത ഖമ്മം വഴി കടന്നു പോകുന്നു. ഈ പാത വഴി വാറങ്കല്‍ വിശാഖ പട്ടണം തിരുപ്പതി ചെന്നൈ ന്യൂ ഡല്‍ഹി ,മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ പട്ടണങ്ങളുമായി ഖമ്മം കൂട്ടിയോജിപ്പിച്ചിരിക്കുന്നു . ഖമ്മം പ്രദേശത്ത് എയര്‍ പോര്‍ട്ട്‌ സൗകര്യം ഇല്ല ഗണ്ണവരം വിമാനത്താവളമാണ് ഏറ്റവും അടുത്ത എയര്‍ പോര്‍ട്ട്‌. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഖമ്മത്ത് നിന്ന് 298 കി. മീ അകലെയാണ്. ഖമ്മമില്‍ ഒരു എയര്‍ പോര്‍ട്ടിനുള്ള പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് ഹൈദരാബാദില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ക്ക് ടാക്സിയിലോ ബസ്സിലോ ഖമ്മമില്‍ എത്താം. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. അപ്രതീക്ഷിതമായാണ് മൂന്ന് പേര്‍ – ഒരു പുരുഷനും രണ്ട് സ്ത്രീകളും പള്ളിയിലേക്ക് കയറിവന്നത്. സ്ത്രീകളിലൊന്ന് പെപ്പോണിയുടെ ഭാര്യയായിരുന്നു. ഡോണ്‍ കാമിലോ അന്നേരം ഔസേപ്പ് പുണ്യവാളന്റെ തലയ്ക്ക് പിറകിലുള്ള പ്രഭാ വലയം പോളിഷ് തേച്ച് മിനുക്കുകയായിരുന്നു. എന്താണ് കാര്യം? ഏണിപ്പടിയില്‍ നിന്നും താഴേയ്ക്കിറങ്ങാതെ തന്നെ കാമിലോ ചോദിച്ചു. ഒരു മാമ്മോദീസ മുക്കാനുണ്ട്. പുരുഷന്‍ പറഞ്ഞു. ഒരു സ്ത്രീ കയ്യില്‍ കുഞ്ഞിനെ ഭദ്രമായി പൊതിഞ്ഞ് എടുത്തിട്ടുണ്ട്. ആരുടെ? ‍‍‍പടിക്കെട്ടുകള്‍ ഇറങ്ങുന്നതിനിടയില്‍ ഡോണ്‍ കാമിലോ ചോദിച്ചു. നിങ്ങളുടെ ഭര്‍ത്താവിന്റേതും, അല്ലേ? ‍ഡോണ്‍ കാമിലോയ്ക്ക് വിടാന്‍ ഭാവമില്ലായിരുന്നു. അല്ലാതെ എങ്ങനെയെന്നാണ് നിങ്ങള്‍ കരുതുന്നത്? പെപ്പോണിയുടെ ഭാര്യയ്ക്ക് വല്ലാതെ ദ്വേഷ്യം വന്നു. ദ്വേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങളുടെ പാര്‍ട്ടി കെട്ടുപാടുകളില്ലാത്ത സ്വതന്ത്രമായ സ്നേഹത്തെയാണ് പ്രോത്സാഹിപ്പിയ്ക്കുന്നതെന്ന് ഇയാള്‍ പറഞ്ഞിട്ടില്ലേ? മേടയിലേക്ക് കടക്കുന്നതിന് മുമ്പ്‍ തിരു രൂപത്തിന് മുന്നില്‍ മുട്ടുമടക്കി, കാമിലോ കര്‍ത്താവിനെ, മറ്റുള്ളവര്‍ കാണാതെ കണ്ണിറുക്കി കാട്ടി. കേട്ടില്ലേ? അയാള്‍ കുസ‍ൃതിചിരിയോടെ പറഞ്ഞു. ദൈവ നിഷേധിയായ അവന്റെ കണ്ണില്‍ തന്നെ ഒരു കുത്തു കൊടുത്തു. വിഡ്ഢിത്തരം പറയാതെ കാമിലോ. കര്‍ത്താവ് അല്പം മുഷിപ്പോടെയാണ് സംസാരിച്ചത്. ദൈവമില്ലെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ കുഞ്ഞിനെ മാമ്മോദീസ മുക്കാന്‍ വരുമോ? നീ ഈപറഞ്ഞതിന്, പെപ്പോണിയുടെ ഭാര്യ നിന്റെ ചെകിടടിച്ച് പൊളിച്ചാല്‍ പോലും ഞാന്‍ നന്നായെന്നേ പറയൂ.‍ പിന്നേ, പെപ്പോണിയുടെ ഭാര്യ എന്നെ എന്തെങ്കിലും ചെയ്താല്‍ ഞാനാ മൂന്നു പേരെയും കഴുത്തിന് പൊക്കിയെടുത്ത്.. ഒന്നുമില്ല, ഞാന്‍ വെറുതെ ഡോണ്‍ കാമിലോ തിടുക്കപ്പെട്ടെണീറ്റു. ഡോണ്‍ കാമിലോ, നിന്റെ ചുവടുകള്‍ സൂക്ഷിച്ചോളൂ. കര്‍ത്താവ് മുന്നറിയിപ്പ് നല്‍കി. അംഗവസ്ത്രമെല്ലാമണിഞ്ഞ് ഡോണ്‍ കാമിലോ മാമ്മോദീസാ പാത്രത്തിനടുത്തെത്തി. കുഞ്ഞിന് എന്ത് പേരിടാനാണ് ഉദ്ദേശ്ശിക്കുന്നത്. അയാള്‍ പെപ്പോണിയുടെ ഭാര്യയോട് ചോദിച്ചു. ലെനിന്‍ ലിബറോ അന്റോണിയോ, അവള്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ അവനെ റഷ്യയില്‍ കൊണ്ടുപോയി മാമ്മോദീസ ചെയ്യിച്ചോളൂ മാമ്മോദീസാ പാത്രം തിരികെ മൂടിക്കൊണ്ട് കാമിലോ ശാന്തമായി പറഞ്ഞു. പാതിരിയുടെ തടിച്ച കൈകളും മൺകോരി പോലുള്ള കൈപ്പത്തിയും കണ്ട് മൂന്ന് പേരും ഒന്നും മിണ്ടാതെ പള്ളി വിട്ടുപോയി. മേടയിലേക്ക് മടങ്ങാന്‍ തുടങ്ങിയ കാമിലോയെ‍ കര്‍ത്താവ് തടഞ്ഞ് നിര്‍ത്തി. ഡോണ്‍ കാമിലോ നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് വൃത്തികേടാണ് പോകൂ, അവരെ തിരികെ വിളിച്ച് കുഞ്ഞിന് മാമ്മോദീസ നല്‍കൂ. ഡോണ്‍ കാമിലോ എതിര്‍ത്തു. കര്‍ത്താവേ മാമ്മോദീസ എന്നത് വെറുമൊരു ചടങ്ങല്ല, മറിച്ച് പാവനമായ കര്‍മ്മമാണെന്ന് അങ്ങ് മറക്കുന്നു. മാമ്മോദീസ എന്നത്.. ഡോണ്‍ കാമിലോ കര്‍ത്താവ് അയാളെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. നീയെന്നെ മാമ്മോദീസ എന്താണെന്ന് പഠിപ്പിക്കുകയാണോ? ഞാനല്ലേ അത് സ്ഥാപിച്ചത്. നിന്റെ തെറ്റായ പ്രവര്‍ത്തി മൂലം നീ ഗുരുതരമായ പാപമാണ് ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ആ മാമ്മോദീസ കിട്ടാത്ത കുഞ്ഞ് ഇന്ന് തന്നെ മരിച്ച് നരകത്തില്‍ പോകുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം നിനക്കായിരിക്കും, ഓര്‍ത്തോളൂ. കര്‍ത്താവേ, അതല്പം കടന്ന പറച്ചിലായി പോയി. ചുവന്ന് തുടുത്ത് റോസാപ്പൂ പോലെയുള്ള ആ കൊച്ച് മരിക്കുകയോ. മുട്ടോപ്പോക്കൊന്നും പറയണ്ട. കര്‍ത്താവ് ശകാരത്തിന്റെ സ്വരത്തില്‍ തുടര്‍ന്നു. കുഞ്ഞിന് മാമ്മോദീസ നല്കുകയെന്നത് നിന്റെ ഉത്തരവാദിത്തമായിരുന്നു. കര്‍ത്താവേ, മാമ്മോദീസ കിട്ടി കുഞ്ഞ് നരകത്തിലാണ് പോകുന്നതെങ്കില്‍ ഞാന്‍ അങ്ങ് പറയുന്നതനുസരിച്ചേനേ. പറുദീസയുടെയും സല്‍പ്പേരിന്റെയും കാര്യം ഞാന്‍ നോക്കിക്കൊള്ളാം. സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നത് മാത്രമാണ് പ്രധാനം. അല്ലാതെ അവന്റെ പേര് ലെനിന്‍ ആണോ ബട്ടണ്‍ ആണോ എന്നതൊന്നും എനിക്ക് ഒരു വിഷയമേയല്ല. ഇങ്ങനെ വിചിത്രമായ പേരുകളിടുമ്പോള്‍‍ കുട്ടികള്‍ക്ക് ഭാവിയിലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളാണ് നീ അവര്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടിയിരുന്നത്. ശരി കര്‍ത്താവേ. എപ്പഴത്തേയും പോലെ എനിക്ക് തന്നെയാണ് തെറ്റ് പറ്റിയത്. ഞാന്‍ തന്നെ അതിന് പരിഹാരം കാണാം. അപ്പോഴേക്കും പള്ളിയിലേക്ക് ആരോ ഇരച്ച് കയറി. പെപ്പോണി, അയാളുടെ കയ്യില്‍ കുഞ്ഞുമുണ്ട്. പള്ളിയുടെ വാതിലടച്ച് കുറ്റിയിട്ട ശേഷം അയാള്‍ പറഞ്ഞു. ഞാനിന്ന് ഇവിടെ നിന്നും പോകില്ല. എന്റെ മകന് ഞാനുദ്ദേശ്ശിച്ച പേരില്‍ മാമ്മോദീസ കിട്ടാതെ ഞാനിവിടെ നിന്നും പോകില്ല. ഡോണ്‍ കാമിലോയുടെ ചുണ്ടിന്റെ കോണില്‍ ഒരു ചിരി വിരിഞ്ഞു. കണ്ടല്ലോ അയാള്‍ കര്‍ത്താവിനോട് രഹസ്യമായി പറഞ്ഞു. ഇവര്‍ ‍ എത്തരക്കാരാണെന്ന് മനസ്സിലാക്കൂ. പരിശുദ്ധമായ ഉദ്ദേശ്ശങ്ങളോടെ പ്രവര്‍ത്തിക്കുന്നവരോട് പോലും ഇവര്‍ ഇങ്ങനെയാണ് പെരുമാറുക. അവന്റെ സ്ഥാനത്ത് നീ ആണെങ്കില്‍, എന്ന് ആലോചിച്ച് നോക്കൂ. അവന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലായിരിക്കാം, പക്ഷേ കാരണം മനസ്സിലാക്കാന്‍ നിനക്ക് സാധിക്കും. ഞാന്‍ പറഞ്ഞ് കഴിഞ്ഞു. എന്റെ മകന് മാമ്മോദീസ കിട്ടുന്നത് വരെ ഞാനിവിടം വിട്ട് പോകില്ല. പെപ്പോണി ആവര്‍ത്തിച്ചു. അയാള്‍ കുഞ്ഞിനെ അടുത്തുള്ള ബെഞ്ചില്‍ കിടത്തി. കോട്ടൂരി മാറ്റി, ഷര്‍ട്ടിന്റെ കൈകള്‍ തെറുത്തുകയറ്റി, ഭീഷണമായി മുന്നോട്ടടുത്തു. സാധാരണക്കാരന്റെ ഭീഷണികള്‍ക്ക് അങ്ങയുടെ പുരോഹിതന്‍ വഴങ്ങണമെന്നാണ് അവിടുത്തെ ഇച്ഛയെങ്കില്‍ ഞാന്‍ എതിരു നില്‍ക്കില്ല. പക്ഷേ ‍ നാളെ അവര്‍ ഒരു പശുക്കിടാവിനെ കൊണ്ടുവന്ന് എന്നെ നിര്‍ബന്ധിച്ച് മാമ്മോദീസ കൊടുപ്പിക്കുമ്പോള്‍ അങ്ങ് പരാതിപ്പെടരുത്. അനാവശ്യമായ കീഴ് വഴക്കങ്ങള്‍ എത്ര ആപല്‍ക്കരമാണെന്ന കാര്യം അങ്ങേയ്ക്കറിയാവുന്നതാണല്ലോ. പക്ഷേ നീയവനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കണം. അത് നീ സ്വീകരിക്കണം. എന്നെപ്പോലെ തന്നെ നീയും പീ‍ഡാസഹനങ്ങളിലൂടെ കടന്ന് പോകണം. ഡോണ്‍ കാമിലോ സന്ദര്‍ശകന് നേരെ തിരിഞ്ഞു. ശരി പെപ്പോണി, കുട്ടിയ്ക്ക് മാമ്മോദീസ നല്‍കാം. പക്ഷേ ഒരിക്കലും ആ ശപിക്കപ്പെട്ട പേരിലല്ല. മലനിരകളില്‍ പോരടിക്കുമ്പോള്‍ വയറില്‍ വെടിയേറ്റുണ്ടായ പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ല. നീ എന്റെ ഇടുപ്പിനെ ലക്ഷ്യം വയ്ക്കുകയാണെങ്കില്‍ ഞാനീ ബഞ്ചെടുത്ത് അടിച്ച് നിന്നെ തകര്‍ത്ത് കളയും. വിഷമിക്കേണ്ട പെപ്പോണി, എനിക്ക് മുകള്‍ നിലകള്‍ മതിയാകും. പെപ്പോണിയുടെ ചെവിക്ക് മുകളിലായി കൈ ആഞ്ഞ് പതി‍പ്പിച്ച് കാമിലോ സമാധാനിപ്പിച്ചു. രണ്ട് ഭീമാകാരന്മാര്‍, ഉരുക്ക് പേശികളുടെ ഉടമസ്ഥര്‍, നിശബ്ദം പോരടിച്ചു‍. മുഷ്ടികള്‍ അന്തരീക്ഷത്തിലൂടെ മൂളിപ്പറന്നു. പോരാട്ടം ഏകദേശം ഇരുപത് മിനിട്ട് പിന്നിട്ടപ്പോള്‍ ഡോണ്‍ കാമിലോയുടെ പിറകില്‍ നിന്ന് ആരോ പറയുന്ന പോലെ. കാമിലോ അവിടെ, ആ താടിയെല്ല് നോക്കി. അള്‍ത്താരയ്ക്ക് മുകളില്‍ നിന്ന് കര്‍ത്താവ് സഹായിക്കുന്നതാണ്. ഡോണ്‍ കാമിലോ അവിടേക്ക് തന്നെ ആഞ്ഞിടിച്ചു. പെപ്പോണി കടപുഴകി വീണു. പത്ത് മിനിട്ടോളം അയാള്‍ അവിടെതന്നെ കിടന്നു. പിന്നെ എണീറ്റ് താടി തടവി, ശരീരം ആകെ ഒന്ന് കുടഞ്ഞ്, കോട്ടിട്ട്, ചുവന്ന കര്‍ച്ചീഫ് കഴുത്തില്‍ കെട്ടി, കുഞ്ഞിനെയെടുത്തു. അംഗ വസ്ത്രങ്ങളെല്ലാമണിഞ്ഞ് മാമ്മോദീസാ പാത്രത്തിനരികില്‍ ‍ഒരു പാറപോലെ ഡോണ്‍ കാമിലോ അയാളെ കാത്ത് നില്പുണ്ടായിരുന്നു. പെപ്പോണി കാമിലോയുടെ അരികിലേക്ക് സാവധാനം അടുത്തു. കുട്ടിയ്ക്കെന്ത് പേരാണ് ഇടേണ്ടത്? ഡോണ്‍ കാമിലോ ചോദിച്ചു. കാമിലോ ലിബറോ അന്റോണിയോ, പെപ്പോണിയുടെ തളര്‍ന്ന സ്വരം. ഡോണ്‍ കാമിലോ തലകുലുക്കി. അല്ലല്ല, നമ്മളിവന് ലിബറോ കാമിലോ ലെനിന്‍ എന്ന് പേരിടും. അതെ, ഒരു കാമിലോ അടുത്തുണ്ടെങ്കില്‍ ഇത്തരക്കാരുടെ അടവൊന്നും ചെലവാകുകയില്ല. ഞാൻ 'കൂഴങ്കളി'ലെ വേലു, ശരിക്കും പേര് ചെല്ലപ്പാണ്ടി താൻ ആദ്യമായി അഭിനയിച്ച ചിത്രം ഓസ്കാറിന് വേണ്ടി ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായതും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നതെല്ലാം വളരെ അത്ഭുതത്തോടെ നോക്കി കാണുകയാണ് ഈ പതിനാല് വയസ്സുകാരൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി എത്തിയതിന്റെ സങ്കോചത്തിലാണ് ചെല്ലപ്പാണ്ടി. താൻ ആദ്യമായി അഭിനയിച്ച ചിത്രം ഓസ്കാറിന് വേണ്ടി ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായതും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നതെല്ലാം വളരെ അത്ഭുതത്തോടെ നോക്കി കാണുകയാണ് ഈ പതിനാല് വയസ്സുകാരൻ. സംവിധായകൻ പി.എസ് വിനോദ് രാജിനും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാനുപ്രിയയ്ക്കുമൊപ്പമാണ് ചെല്ലപ്പാണ്ടി മേളയിലെത്തിയത്. വ്യാഴാഴ്ച സിനിമ പ്രദർശനത്തിനെത്തുമ്പോൾ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ നാണത്തോടെയുള്ള ചിരിയായിരുന്നു മറുപടി. ചിത്രത്തിലെ വേഷമെന്താണ് എന്ന് ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. സിനിമയിൽ ഞാൻ വേലു, എന്നാൽ എന്റെ ശരിക്കും പേര് ചെല്ലപ്പാണ്ടിയെന്നാണ്. മധുരയിൽ നിന്നാണ് വരുന്നത്. നയൻതാരയും വിഘ്നേഷ് ശിവനും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിലേക്ക് ചെല്ലപ്പാണ്ടിയെ കൊണ്ടുവന്നത് സംവിധായകനാണ്. പി.എസ് വിനോദ് രാജിന്റെ ആദ്യചിത്രമാണിത്. വേലുവായി അഭിനയിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ലെന്ന് ചെല്ലപ്പാണ്ടി പറയുന്നു. അഭിനയിക്കാൻ പേടിയൊന്നും ഉണ്ടായിരുന്നില്ല. നല്ല രസമായിരുന്നു. രണ്ട് വർഷം മുൻപ് തുടങ്ങിയ സിനിമയാണ്. അന്ന് ഞാൻ ഏഴാം ക്ലാസിലായിരുന്നു. ഇപ്പോൾ ഒൻപതിലാണ് പഠിക്കുന്നത്- ചെല്ലപ്പാണ്ടി കൂട്ടിച്ചേർത്തു. റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയ ചിത്രമാണ് കൂഴങ്കൽ. ചെല്ലപാണ്ടിയ്ക്ക് പുറമെ റുത്തതാടിയാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മദ്യപാനിയായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. ഒടുവിൽ അവരെ തിരികെയെത്തിക്കാൻ ഭർത്താവും മകനും പരിശ്രമിക്കുകയും ഒടുവിൽ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആഭിജാൻ; ബംഗാൾ സിനിമയിലെ വിപ്ലവകാരിയ്ക്കുള്ള സമർപ്പണം പോയസ് ഗാർഡനിൽ‌ വീട് വാങ്ങി നയൻതാരയും; നാല് ബെഡ്റൂമോട് കൂടിയ ആഡംബര ഭവനം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ആഭിജാൻ; ബംഗാൾ സിനിമയിലെ വിപ്ലവകാരിയ്ക്കുള്ള സമർപ്പണം കുഴങ്കൾ ജീവിതത്തിൽ നിന്ന് പകർത്തിയത്- പി.എസ് വിനോദ് രാജ് ഈ ചിത്രം എല്‍.ജി.ബി.ടി.ക്യൂവിലെ എന്റെ പൂര്‍വികര്‍ക്കുള്ള സമര്‍പ്പണം റോഡിഗ്രോ ഡെ ഒലീവേറിയ സൈന്‍ബാരി കൂട്ടക്കൊലയെക്കുറിച്ച് ചരിത്ര പുസ്തകങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ട്? 'കൂഴങ്കൾ' ഓസ്‌കാറിൽ ശ്രദ്ധ നേടാൻ ഏറെ സാധ്യതകൾ പാമ്പള്ളി ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ Crickerala ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും ബ്രാവോ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് താരവും ഉറ്റസുഹൃത്തുമായ പൊള്ളാർഡിനെ മറികടന്നുകൊണ്ടാണ് ബ്രാവോ ഈ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരശേഷം ഫോൺ ഓണാക്കി കീറോൺ പൊള്ളാർഡിനെയായിരിക്കും താൻ ആദ്യം വിളിക്കുകയെന്ന് ഫൈനൽ വിജയത്തിന് ശേഷം ബ്രാവോ പറയുകയും ചെയ്തു. ടി20 ട്രോഫികളുടെ എണ്ണത്തിൽ പൊള്ളാർഡിനെ പിന്നിലാക്കിയെങ്കിലും ഐ പി എൽ ട്രോഫികളുടെ കാര്യത്തിൽ ബ്രാവോ ഇപ്പോഴും പിന്നിലാണ്. പൊള്ളാർഡ് 5 തവണ ഐ പി എൽ ഫൈനലുകളിൽ വിജയിച്ചപ്പോൾ മൂന്ന് ട്രോഫിയുടെ ഭാഗമാകാനാണ് ബ്രാവോയ്ക്ക് സാധിച്ചത്. ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സെന്റ് കിറ്റ്സ് നെവിസ് പാട്രിയോട്സിനെ നയിച്ചത് ബ്രാവോയായിരുന്നു. ഈ ഐ പി എൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 14 വിക്കറ്റ് നേടി മികച്ച പ്രകടനം ബ്രാവോ പുറത്തെടുത്തിരുന്നു. ” അതായിരിക്കും ഫോൺ ഓൺ ചെയ്യുമ്പോൾ ഞാനാദ്യം ചെയ്യാൻ പോകുന്നത്‌, ഞാൻ പതിനാറാം കിരീടം നേടിയെന്ന് അവനെയറിയിക്കും (പൊള്ളാർഡിനെ ഇനിയൊപ്പമെത്താൻ അവനല്പം പ്രയത്നിക്കേണ്ടതുണ്ട്. ” ഫൈനലിന് ശേഷം ബ്രാവോ പറഞ്ഞു. ” കഴിഞ്ഞ സീസൺ നിരാശപ്പെടുത്തുന്നതായിരുന്നുവെങ്കിലും ടീം മാനേജ്‌മെന്റിനും ഉടമകൾക്കും വിശ്വാസമുണ്ടായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആരാധകർക്കും ഉടമസ്‌ഥർക്കും ഉറപ്പുനൽകിയിരുന്നു. ടൂർണമെന്റിലെ വ്യത്യസ്ത ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചു. ഫാഫും ഋതുജും വേറിട്ടുനിൽക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇരുവരും 500 ലധികം റൺസ് സീസണിൽ നേടി. എക്സ്പീരിയൻസ് ഏതൊരു അവസരത്തിലും യുവത്വത്തെ പരാജയപെടുത്തും. ” ബ്രാവോ കൂട്ടിച്ചേർത്തു. ഫൈനലിൽ ഒരേയൊരു വിക്കറ്റ് മാത്രമാണ് നേടിയതെങ്കിലും ഈ വിക്കറ്റോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം ബ്രാവോ സ്വന്തമാക്കി. 166 വിക്കറ്റ് നേടിയ അമിത് മിശ്രയെയാണ് ഈ നേട്ടത്തിൽ ബ്രാവോ പിന്നിലാക്കിയത്. ഐ പി എല്ലിൽ ഇതുവരെ 151 മത്സരങ്ങളിൽ നിന്നും 167 വിക്കറ്റുകൾ ബ്രാവോ നേടിയിട്ടുണ്ട്‌. 122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റ് നേടിയ ലസിത് മലിംഗ മാത്രമാണ് ഇനി ബ്രാവോയ്ക്ക് മുൻപിലുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ അവനാണ്, കോഹ്ലിയെ പ്രശംസിച്ച് ഇർഫാൻ പത്താൻ ‘ഇങ്ങനെ ആണേൽ ഞാൻ അമ്പയർ നിൽക്കാം!’ നിതിൻ മേനോന്റെ തെറ്റായ തീരുമാനത്തിൽ സഹിക്കെട്ട് കോഹ്ലിയുടെ പരിഹാസം വീഡിയോ മുൻപിൽ മുത്തയ്യ മുരളീധരൻ മാത്രം, തകർപ്പൻ നേട്ടത്തിൽ കുംബ്ലെയെയും വോണിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാൻഡിനെ തകർത്തത് 372 റൺസിന് മുംബൈ ടെസ്റ്റിലെ തകർപ്പൻ പ്രകടനം, സാക്ഷാൽ ഷോൺ പൊള്ളോക്കിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ ബുംറയുടെയും ഷാമിയുടെയും കുറവ് അവനുള്ളപ്പോൾ അനുഭവപെടുന്നില്ല, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ, നേടിയത് വമ്പൻ ലീഡ്, രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം ചരിത്രനേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ കയോ ജോർജ് :❝ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർ താരം ഇനി റൊണാൾഡോയൊടൊപ്പം പന്ത് തട്ടും❞ Goal Malayalam Sports കയോ ജോർജ് :❝ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർ താരം ഇനി റൊണാൾഡോയൊടൊപ്പം പന്ത് തട്ടും❞ കയോ ജോർജ് :❝ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർ താരം ഇനി റൊണാൾഡോയൊടൊപ്പം പന്ത് തട്ടും❞ പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫാക്ടറി തന്നെയാണ് ബ്രസീലിയൻ ക്ലബ് സാന്റോസ്. പെലെ മുതൽ നെയ്മർ ജൂനിയർ വരെയുള്ള ലോകോത്തര താരങ്ങൾക്ക് ജന്മം കൊടുത്ത ബ്രസീലിയൻ ക്ലബ്ബിൽ നിന്നും ലോകം കീഴടക്കാൻ എത്തുന്ന പുതിയ താരമാണ് കൈയോ ജോർജ്. ബ്രസീലിയൻ ഫുട്ബോളിൽ വലിയ ഓളങ്ങൾ സൃഷ്‌ടിച്ച 19 കാരനെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് 3 ദശലക്ഷം പൗണ്ട് കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ്. സാന്റോസിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ബാഴ്‌സലോണയിൽ മാറിയതിന് ശേഷം എന്താണ് ചെയ്തത് അത് തന്നെയാണ് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി കയോ ജോർജിൽ നിന്നും പ്രതീക്ഷിക്കുന്നത്. കുറച്ചു കാലമായി വേഗതയും ചടുലതയുമുള്ള ഒരു യുവ മുന്നേറ്റ നിര താരത്തിന്റെ അഭാവം യുവന്റസ് നിരയിൽ നിഴലിച്ചിരുന്നു. ഇതിനൊരു പരിഹാരമായാണ് ക്ലബ് 19 കാരന്റെ സൈനിങ്ങിനെ കാണുന്നത്. ബ്രസീലിലെ ഏറ്റവും ആകർഷകമായ യുവാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു കൗമാരക്കാരനെ സ്വന്തമാക്കാൻ ബെൻഫിക്കയും മിലാനും യുവന്റസിനൊപ്പം മത്സരിക്കാനുണ്ടായി. യുവന്റസിന്റെ മുന്നേറ്റ നിരയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയൊടൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനാവും യുവ താരം ശ്രമിക്കുക. കഴിഞ്ഞ സീസണിൽ ഗോളടിക്കാൻ റൊണാൾഡോക്ക് ഒരു പിന്തുണയും യുവന്റസിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ പോളോ ഡിബാല ,മൊറാട്ട എന്നിവരെ മറികടന്നു വേണം 19 കാരന് ആദ്യ ഇലവനിൽ എത്തുവാൻ. എന്നാൽ നിലവിൽ വിരു താരങ്ങളുടെയും മോശം ഫോം ബ്രസീലിയന് ഗുണമാവും എന്നാണ് കണക്കു കൂട്ടുന്നത്. റൊണാൾഡോ പോലെയുള്ള താരത്തിന്റെയൊപ്പം കളിക്കാൻ കഴിയുന്നത് താരത്തിന്റെ മുന്നോട്ടുള്ള കരിയറിൽ വലിയ പങ്കു വഹിക്കും എന്നുറപ്പാണ്. റയൽ മാഡ്രിഡിൽ കരീം ബെൻസേമ അല്ലെങ്കിൽ ഗാരെത് ബെയ്ൽ റൊണാൾഡോക്ക് പിന്തുണയുമായി ഉണ്ടായി യുണൈറ്റഡിൽ ടെവസ് അല്ലെങ്കിൽ റൂണി ഉണ്ടായി പക്ഷെ യുവന്റസിൽ റോണോ ഒറ്റയ്ക്ക് തന്നെയായിരുന്നു. ആ വിടവ് നികത്താൻ കയോ ജോർജിന്റെ വരവോടു കൂടി പരിഹരിക്കാൻ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്. “ഇതെങ്ങനെ ഗോളായി ” ;അത്ഭുത ഗോളുമായി യുവന്റസ്… പിഎസ്ജി യെ നീസ് പിടിച്ചു കെട്ടി; ബെൻസിമ ഗോളിൽ റയൽ മാഡ്രിഡ്;… സെൻട്രൽ ഫോർവേഡായി കളിക്കുമ്പോൾ കയോ ഏറ്റവും ഫലപ്രദമാണ്. ആ സ്ഥാനത്ത് അതിമനോഹരമായ ഷൂട്ടിംഗും ഗോൾ സ്കോറിംഗ് കഴിവുകളും ഉപയോഗിക്കാൻ താരത്തിന് സാധിക്കും. തന്റെ ഏറ്റവും മികച്ച പ്രകടനം ആ പൊസിഷനിൽ തന്നെയായിരുന്നു.അണ്ടർ 17 ലോകകപ്പിൽ മറ്റേതൊരു മത്സരാർത്ഥിയേക്കാളും കൂടുതൽ അവസരങ്ങൾ (28) അദ്ദേഹം സൃഷ്ടിച്ചു, 5 ഗോളുകളോടെ ടോപ്പ് സ്കോറർ പട്ടികയിൽ രണ്ടാമനായി.കായോ എതിർ ബോക്സിനുള്ളിൽ നിന്ന് വലതു കാൽ കൊണ്ട് തന്റെ ഗോളുകളിൽ ഭൂരിഭാഗവും സ്കോർ ചെയ്യുന്നത്.ടാപ്പ്-ഇന്നുകൾ, സോളോ റൺ,സ്കിൽ ഷൂട്ടിങ് ,ഹെഡിങ് ,വേഗതയെല്ലാം താരത്തിന്റെ പ്രത്യേകതയാണ്. ഏതൊരു ബ്രസീലിയൻ പ്രതിഭയിൽ ഉള്ള പോലെയുള്ള മികച്ച പാസിംഗ് കഴിവുകൾ താരത്തിന്റെ വ്യത്യസ്തനാക്കുന്നത്. മികച്ചൊരു വിഷനോട് കൂടി കളിക്കുന്ന താരം ഗോളവസരം ഒരുക്കാനും മിടുക്കനാണ്. മഴയും തണുപ്പുമെത്തുന്നതോടെ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണുന്ന ഒരസ്വസ്ഥതയാണ് ചുമ. പലപ്പോഴും ജലദോഷവും ചുമയും കഫശല്യവും എല്ലാം ഒരുമിച്ചാണ് ആക്രമിക്കാനെത്തുക. ചുമയെ ഒരു രോഗമായിട്ടല്ല, മറിച്ച് രോഗലക്ഷണമായിട്ടാണ് മിക്കപ്പോഴും കാണാറുള്ളത്. 60-65 ശതമാനം ചുമകളും അപകടരഹിതമായിത്തന്നെ സ്വയമങ്ങ് മാറിപ്പോവാറുമുണ്ട്. എന്നാല്‍, 35-40 ശതമാനം ചുമയെ ഗൗരവമായിത്തന്നെ കാണണം. ചുമയെ പൊതുവില്‍, രണ്ടായി തിരിക്കാം. പെട്ടെന്നുണ്ടാകുന്ന ചുമയും നീണ്ടുനില്‍ക്കുന്ന ചുമയും. മഴക്കാലത്തും മറ്റുമുണ്ടാകുന്ന സാധാരണ ചുമ പെട്ടെന്നുണ്ടാകുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, തൊണ്ടവേദന, പനി, അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുമ്പോള്‍ ശ്വാസകോശങ്ങളില്‍ അനുഭവപ്പെടുന്ന അസ്വസ്ഥത തുടങ്ങി പല കാരണങ്ങള്‍മൂലം പെട്ടെന്ന് ചുമ വരാം. സാധാരണഗതിയില്‍ ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും വേണ്ടിവരാറില്ല. ജലദോഷവും പനിയും മാറുമ്പോള്‍ ചുമയും മാറിയേക്കും. തണുപ്പും ആര്‍ദ്രതയും വര്‍ധിക്കുമ്പോഴുണ്ടാകുന്ന കഫക്കെട്ടാണ് പലപ്പോഴും ചുമയുണ്ടാക്കുക. കഫക്കെട്ട് മാറുന്നതോടെ ചുമയും മാറും. ഇതിന് വീട്ടില്‍ത്തന്നെ കിട്ടുന്ന നാടന്‍മരുന്നുകള്‍ പ്രയോഗിക്കുന്നതാണ് ഉചിതം. ആവി പിടിക്കുന്നതാണ് കഫക്കെട്ട് നീക്കാനുള്ള ഏറ്റവും നല്ലവഴി. ശുദ്ധമായ നീരാവി തന്നെ ഏറ്റവും നല്ലത്. 200-300 രൂപ കൊടുത്താല്‍ വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതിനുള്ള വൈദ്യുതോപകരണങ്ങള്‍ വാങ്ങാന്‍ കിട്ടും. അവ ഉപയോഗിക്കാന്‍ എളുപ്പമാണ്. പ്രയോജനകരവുമാണ്. കൊച്ചുകുട്ടികളെ നേരിട്ട് ആവി കൊള്ളിക്കുന്നതിനെക്കാള്‍ നല്ലത് ഏതെങ്കിലും കുഴലിലൂടെയോ മറ്റോ നീരാവി അവരുടെ മുഖത്തേക്ക് എത്തിക്കുന്നതാണ്. വാല്‍ക്കിണ്ടി, ആവി പിടിക്കാനുള്ള സ്റ്റീമര്‍ തുടങ്ങിയവ ഉപയോഗിക്കാം. കഫത്തിന്റെ നിറം, അളവ് ഗന്ധം എന്നിവയും രോഗനിര്‍ണയത്തിന് സഹായിക്കും. ആസ്തമയുള്ളവര്‍ ചിലപ്പോള്‍ കട്ടികൂടിയ തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക് തിരുവനന്തപുരം കേരളത്തിൽ ഇന്ന് 10,402 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂർ 1007, കണ്ണൂർ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275 …] തിരുവനന്തപുരം കേരളത്തിൽ ഇന്ന് 17,106 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂർ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂർ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511 …] തിരുവനന്തപുരം കേരളത്തിൽ ഇന്ന് 20,224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂർ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524 …] തിരുവനന്തപുരം കേരളത്തിൽ ഇന്ന് 21,116 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂർ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729 …] പി എസ് സി വിളിക്കുന്നു; 41 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു,അവസാന തീയതി സെപ്റ്റംബർ എട്ട് തിരുവനന്തപുരം കേരളത്തിൽ ഇന്ന് 21,427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂർ 2307, പാലക്കാട് 1924, കണ്ണൂർ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773 …] ആലുവ ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ ആറ്് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എടത്തലയിൽ 10 വയസ്സുകാരിക്കും 57 വയസ്സുകാരിക്കുമാണ് കോവിഡ് കർഫ്യൂ ലംഘനം: 5 കേസുകൾ രജിസ്റ്റർ ചെയ്തു ആലുവ കർഫ്യൂ നിയമങ്ങൾ ലംഘിച്ചതിന് ആലുവ ക്ലസ്റ്റർ മേഖലയിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. രണ്ട്‌ വാഹനം കണ്ടുകെട്ടി ആലുവ രോഗവ്യാപനം ഉണ്ടായ കീഴ്‌മാട് പഞ്ചായത്തിൽ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് പരിശോധനാ പരിശീലനം നൽകി. ഇതോടെ കീഴ്‌മാടിൽ ആലുവ വ്യക്തി വിരോധത്തെ തുടർന്ന് കുന്നത്തേരിയിൽ ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തായിക്കാട്ടുകര ചെറുപറമ്പിൽ സുഹൈലി (22 മുഖ്യമന്ത്രിക്ക്‌ കത്തയച്ചു; ആലുവയിൽ ഭക്ഷ്യക്കിറ്റ് നൽകണം -എം.എൽ.എ. ആലുവ കർഫ്യൂ പ്രഖ്യാപിച്ചതോടെ വരുമാന മാർഗമടഞ്ഞ ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെട്ടവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വഴിയെന്ന ആഗ്രഹം സഫലമായില്ല അവറാച്ചന്റെ അന്ത്യയാത്ര തോട്ടുവരമ്പിലൂടെ ആലുവ കോരിച്ചൊരിയുന്ന മഴയിൽ മുട്ടോളം വെള്ളത്തിൽ അവറാച്ചന്റെ അന്ത്യയാത്ര വഴിവേണമെന്നുള്ള വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിക്കാതെയായിരുന്നു ആലുവ കർഫ്യൂ മേഖലയായ ആലുവ ലാർജ് ക്ലസ്റ്ററിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് ഒൻപത് കോവിഡ് കേസുകൾ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും എട്ട് ആലുവ ആലുവ തോട്ടയ്ക്കാട്ടുകരയിലെ വയോധികയുടെ മരണാനന്തര ചടങ്ങിനെത്തിയ 49 പേരുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി എടുത്തു. അൻവർ സാദത്ത് ആലുവയ്ക്ക് നഷ്ടമായത് വിപ്ലവ പോരാട്ടത്തിന്റെ സഖാവ് ആലുവ ചൊവ്വാഴ്ച അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാത്തുമ്മ ആലുവയിൽ അറിയപ്പെട്ടിരുന്നത് 'സഖാവ് പാത്തുമ്മ' എന്ന പേരിലായിരുന്നു ആലുവ ആലുവയിൽ നിന്നാണോ, എന്നാൽ ജോലിക്കു വരേണ്ട. ആലുവയിൽ നിന്നാണെന്നറിഞ്ഞതോടെ ജോലിസ്ഥലത്തു നിന്ന് പറഞ്ഞുവിട്ടിട്ടു പോലുമുണ്ട്. കണ്ടെയ്ൻമെന്റ് ആലുവ ചൊവ്വാഴ്ച അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പാത്തുമ്മ ആലുവയിൽ അറിയപ്പെട്ടിരുന്നത് 'സഖാവ് പാത്തുമ്മ' എന്ന പേരിലായിരുന്നു ആലുവ റൂറൽ ജില്ലയിലെ കർഫ്യൂ ഇതര മേഖലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 23 കേസുകൾ രജിസ്റ്റർ ചെയ്തു. 5 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക്‌ ആംബുലൻസിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച സംഭവം: വീഴ്ചയില്ലെന്ന് ഡി.എം.ഒ.യ്ക്ക് റിപ്പോർട്ട് നൽകി ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ എടയപ്പുറം അമ്പാട്ട് കവല മോളോത്തുവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന, പറവൂർ ചികിത്സ വൈകി; ആലുവ ജില്ലാ ആശുപത്രിയിൽ ആംബുലൻസിൽ രോഗി മരിച്ചു ആലുവ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. ആലുവ പുളിഞ്ചുവടിലുള്ള ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കീഴ്മാട് എടയപ്പുറം സ്‌പോർട്‌സ് സൈക്കിളുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ ആലുവ കർഫ്യൂ പ്രഖ്യാപിച്ച ആലുവ ലാർജ് ക്ലസ്റ്റർ മേഖലയിൽ പോലീസ് നിയന്ത്രണങ്ങൾ തുടരുന്നു. നിയമ ലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയുമായി ആലുവ കുന്നത്തേരിയിൽ സാമൂഹികവിരുദ്ധർ ഇരുചക്രവാഹനം കത്തിച്ചു. കഴിഞ്ഞദിവസം രാത്രി കുന്നത്തേരിയിൽ കരിപ്പായി വീട്ടിൽ സലീമിന്റെ ഇരുചക്രവാഹനമാണ് ആലുവ ലോക്ക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ഞായറാഴ്ച 43 കേസുകൾ രജിസ്റ്റർ ചെയ്തു. 35 പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വാഹനങ്ങൾ ആലുവ സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നേത്ര പരിശോധന നടത്തും ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിലെ കോവിഡ് രോഗികളെല്ലാം സുഖപ്പെട്ടു. ഏഴ് രോഗികളാണ് വാർഡിൽ ഉണ്ടായിരുന്നത്. ആലുവ മാർക്കറ്റിൽ ആലുവ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിൽ ബി.ജെ.പി. പ്രവർത്തകർ അണുനശീകരണ പ്രവർത്തനം നടത്തി. കഴിഞ്ഞദിവസം ഇവിടത്തെ ഓട്ടോ തൊഴിലാളിക്ക് ആലുവ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത് തടയുന്നതിനാവശ്യമായ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട സി.എൽ.ആർ, ഡി.എൽ.ആർ. ജോലിക്കാർക്ക് ആലുവ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവലയിൽ ബി.ജെ.പി. പ്രവർത്തകർ അണുനശീകരണ പ്രവർത്തനം നടത്തി. കഴിഞ്ഞദിവസം ഇവിടത്തെ ഓട്ടോ തൊഴിലാളിക്ക് ആലുവ റൂറൽ പോലീസ് ജില്ലയിൽ കർഫ്യൂ ഇതര മേഖലയിൽ ലോക്ക്ഡൗൺ ലംഘനത്തിന് 17 കേസുകൾ രജിസ്റ്റർ ചെയ്തു. 3 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങൾ ആലുവ അവശ്യവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള നിർദേശങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരേ കർശന ആലുവ ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററായി ചൂർണിക്കര പഞ്ചായത്ത് തിരഞ്ഞെടുത്ത മുട്ടം എസ്.സി.എം.എസ്. കോളേജ് അനുയോജ്യമല്ലെന്ന് ആരോഗ്യവകുപ്പ് കൂടുതൽ പേർ ചൂർണിക്കരയിൽ കർഫ്യൂ മേഖലയിൽ 30 കോവിഡ് കേസുകൾ ആലുവ ആലുവ ലാർജ് ക്ലസ്റ്ററിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 30 കോവിഡ് കേസുകൾ. കൂടുതൽ പേർ ചൂർണിക്കരയിൽ നിന്നാണ്, 12 എണ്ണം. ഇതിൽ ആറുപേർ ആലുവ കീഴ്‌മാട് പഞ്ചായത്തിലെ ഫസ്റ്റ്‌ലെവൽ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി 30 കോവിഡ് പോസിറ്റീവ് ആലുവ ജില്ലയിൽ കോവിഡ് ബാധിച്ച് രണ്ടുപേർകൂടി മരിച്ചു. ആലുവ എടത്തല കോളനിപ്പടി കാഞ്ഞിരത്തിങ്കൽ അബ്ദുൽ കാദർഭായിയുടെ മകൻ ബൈഹഖി (59 തോട്ടയ്ക്കാട്ടുകരയിലെ മരണം: മക്കളുടെ കോവിഡ് ഫലം നെഗറ്റീവ് ആലുവ തോട്ടയ്ക്കാട്ടുകരയിൽ മരണപ്പെട്ട വയോധികയെ പരിചരിക്കുകയും മരണാനന്തര കർമങ്ങൾ നടത്തുകയും ചെയ്ത മകൾക്കും കുടുംബത്തിനും കോവിഡ് കർഫ്യൂ: രണ്ടാം ദിനവും ആളൊഴിഞ്ഞ് ആലുവ ആലുവ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂവിന്റെ രണ്ടാം ദിനത്തിലും ആലുവ നഗരം ശൂന്യം. പ്രധാന റോഡുകളിലടക്കം ആലുവ സ്വന്തമായി സാനിറ്റൈസർ ഡിസ്പെൻസർ നിർമിച്ച് വിദ്യാർഥികൾ. പി.വി.സി. പൈപ്പുകൾ ഉപയോഗിച്ച് കാലുകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആലുവ കർഫ്യൂ മേഖലയിൽ കർശന നടപടിയുമായി റൂറൽ ജില്ലാ പോലീസ്. നിയമലംഘനം നടത്തിയ 28 പേർക്കെതിരേ കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 65 പുലർച്ചെ കടകൾ തുറന്നു; പോലീസ് അടപ്പിച്ചു ആലുവ കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ച് പുലർച്ചെ തുറന്ന കടകൾക്കെതിരേ പോലീസ് നടപടിയെടുത്തു. ആലുവ ചൂർണിക്കര മുട്ടത്താണ് രാവിലെ ആറുമണി മുതൽ ആലുവ ഗുരുതര കരൾരോഗം ബാധിച്ച അങ്കമാലി കറുകുറ്റി സ്വദേശി ബിജുവിന് (46) സ്വന്തം കരൾ പകുത്തുനൽകി ഭാര്യ ലിജി (39 കരൾ മാറ്റിവയ്ക്കൽ ആലുവ ജീവനക്കാരന്റെ സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ട്രഷറി താത്കാലികമായി അടച്ചു. ട്രഷറി ജീവനക്കാർ എല്ലാവരും ക്വാറന്റീനിലായതിനാലാണ് റൂറല്‍ ജില്ലയിൽ പോലീസിന്റെ ഡ്യൂട്ടി സമയം വീണ്ടും മാറ്റി ആലുവ രണ്ട് ബാച്ചായി തിരിച്ച് 50-50 ക്രമത്തിൽ നിശ്ചയിച്ചിരുന്ന റൂറൽ ജില്ലയിലെ പോലീസിന്റെ ഡ്യൂട്ടിസമയം മാറ്റി. റൂറൽ ജില്ലയിൽ കോവിഡ് ലോക്ക്ഡൗൺ ലംഘനം; 423 പേർക്കെതിരേ നടപടി ആലുവ കർഫ്യൂ ഇതര മേഖലകളിൽ ലോക്ക്ഡൗൺ ലംഘനത്തിന് റൂറൽ ജില്ലയിൽ 52 പേർക്കെതിരേ കേസെടുത്തു. 10 പേരെ അറസ്റ്റ് ചെയ്തു. ഒമ്പത്‌ വാഹനങ്ങൾ ആലുവ ആലുവ-കീഴ്‌മാട് ക്ലസ്റ്റർ മേഖലയിൽപ്പെടാത്ത റൂറൽ ജില്ലയിലെ മറ്റിടങ്ങളിൽ ലോക്ക്ഡൗൺ ലംഘനത്തിന് 19 കേസുകൾ രജിസ്റ്റർ ചെയ്തു. 2 പേരെ ആലുവ കർഫ്യൂ ഏർപ്പെടുത്തിയ ആലുവ-കീഴ്‌മാട് ക്ലസ്റ്ററിൽ രോഗശമനമില്ല. വ്യാഴാഴ്ച 43 രോഗികളാണ് ക്ലസ്റ്ററിൽനിന്ന് പുതുതായി കണ്ടെത്തിയത് ആലുവ കർഫ്യൂ ലംഘനം നടത്തിയതിന് ആലുവ-കീഴ്‌മാട് ക്ലസ്റ്റർ മേഖലയിൽ നിന്ന് 11 കേസുകൾ രജിസ്റ്റർ ചെയ്തു. 8 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ആലുവ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂവിൽ പുറത്തിറങ്ങാതെ ജനം ആലുവ കർഫ്യൂ പ്രഖ്യാപിച്ച ആലുവ-കീഴ്‌മാട് ക്ലസ്റ്ററിൽ കനത്ത ജാഗ്രത. ആലുവ നഗരസഭയും സമീപ പഞ്ചായത്തുകളായ കീഴ്‌മാട്, ചൂർണിക്കര, എടത്തല ആലുവ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആലുവ-കീഴ്‌മാട് ക്ലസ്റ്ററിലെ ഗ്രാമീണ മേഖലയിൽ തിരക്കിന് കുറവില്ല. എട്ട് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളിൽപ്പെട്ട ആലുവ ലോക്ക്ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ ബുധനാഴ്ച 31 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു. 15 വാഹനങ്ങൾ ആ നാലിടങ്ങൾ ആലുവയെ ലാർജ് ക്ലസ്റ്ററാക്കി ആലുവ ആലുവ ലാർജ് ക്ലസ്റ്ററാക്കിയതിന് പിന്നിൽ രോഗികളുടെ എണ്ണംകൂട്ടിയത്‌ നാല് സ്ഥലങ്ങളാണ്. ഇതിൽ രണ്ടെണ്ണം ആലുവ നഗരസഭയിലും രണ്ടെണ്ണം സോള്‍ന: 2018 ലോകകപ്പില്‍ റഷ്യയുടെ പങ്കാളിത്തം ത്രിശങ്കുവില്‍. സോള്‍നയില്‍ സ്വീഡനെതിരായ പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ മെസ്സി ഹാട്രിക്കടിക്കുമ്പോള്‍, ടീം ജയിക്കുമ്പോള്‍ നല്ല ഉറക്കമായിരുന്നു ഈ അര്‍ജന്റീനക്കാരന്‍ ഇക്വഡോറിലെ ക്വിറ്റോയില്‍ വിസില്‍ മുഴങ്ങുന്നതും കാത്ത് ലോകത്തെങ്ങുമുള്ള അര്‍ജന്റീനയുടെ ആരാധകരും ശത്രുക്കളും ഒരുപോലെ ഉറമൊഴിച്ചും ജെഴ്‌സിയൂരി മെസ്സിയുടെ ഡാന്‍സ്; മഷരാനോയുടെ വക വീഡിയോ പാരിസ്: കാലിൽ പന്തുമായി നൃത്തം ചവിട്ടുന്ന മെസ്സിയെ പലകുറി കണ്ടുകഴിഞ്ഞു നമ്മൾ. ഇക്വഡോറിലെ ഒളിമ്പിക്കോ സ്‌റ്റേഡിയത്തില്‍ ഈ നൃത്തത്തിനൊടുവിൽ ഹാട്രിക്കോടെ മെസ്സി മാജിക്, അര്‍ജന്റീന കളിക്കും റഷ്യയില്‍ ക്വിറ്റോ: ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കുമെതിരെ സ്വപ്നം പോലെ മിശിഹ മെസ്സിയുടെ ഗോള്‍വര്‍ഷം. അടത്ത വര്‍ഷം കവിതയും കാല്‍പനികതയുമെന്ന് പരിഹസിക്കുന്നവരേ, ഞങ്ങളില്ലെങ്കില്‍ റഷ്യയില്‍ പിന്നെന്ത് കളി? സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കണക്കിനെ വെറുത്തിരുന്ന എനിക്ക് കൂട്ടിയും കിഴിച്ചും മാത്രമേ ഇന്ന്‌ ഈ രാവ് വെളുപ്പിക്കാനാവൂ ഈ ലോകകപ്പില്‍ അര്‍ജന്റീന കളിക്കുമോ? ചങ്കിടിപ്പോടെ മെസിയും സംഘവും കിറ്റോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന കളിക്കുമോ ഇല്ലയോ എന്ന് ബുധനാഴ്ച അറിയാം. പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ജര്‍മനിയും ഇംഗ്ലണ്ടും ടിക്കറ്റെടുത്തു, പോളണ്ടിന് കാത്തിരിപ്പ് ലണ്ടന്‍: ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍ ജര്‍മനിയും ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ഇംഗ്ലണ്ട് സ്ലോവേനിയയെയും ഗോള്‍മഴ പെയ്യിച്ച് സ്‌പെയിന്‍; ഇറ്റലിക്ക് ഒറ്റ ഗോള്‍ വിജയം വഡൂസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്‌പെയ്‌നിന് തകര്‍പ്പന്‍ ജയം. ലിഷ്റ്റന്‍സ്റ്റൈന്‍നെ എതിരില്ലാത്ത എട്ടു വെനസ്വേലക്കെതിരെയും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില. തെക്കേ അമേരിക്കന്‍ വിജയത്തോടെ ഹോളണ്ടിന്റെ തിരിച്ചുവരവ്, ഫ്രഞ്ച് പടയെ ഞെട്ടിച്ച് ലക്‌സംബര്‍ഗ് ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോളണ്ട് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ഫ്രാന്‍സിന് സമനില. ബള്‍ഗേറിയയെ ഇസ്‌കോയ്ക്ക് ഇരട്ടഗോള്‍; ഇറ്റലിയെ തകര്‍ത്ത് സ്‌പെയിൻ മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കരുത്തന്‍മാരുടെ മത്സരത്തില്‍ സ്‌പെയിനിന് വിജയം. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സാധ്യത വര്‍ധിപ്പിച്ച് ജര്‍മനി ബര്‍ലിന്‍: ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ യൂറോപ്പ്യന്‍ മേഖലാ പോരാട്ടത്തില്‍ ജര്‍മനിക്കും ഇംഗ്ലണ്ടിനും ജയം ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ യൂറോപ്പ്യന്‍ റൗണ്ടില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും തകര്‍പ്പന്‍ അര്‍ജന്റീനയ്ക്ക് സമനില, നില പരുങ്ങലില്‍, ബ്രസീല്‍ ജയിച്ചു ബ്യൂണസ് ഏറീസ്: പുതുരക്തം കയറ്റി ഇറങ്ങിയിട്ടും ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് രക്ഷയില്ല. ലാറ്റിനമേരിക്കന്‍ ലോകകപ്പ് ഫുട്‌ബോളിന് ഇനി ഒരു വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന് റഷ്യയില്‍ പന്ത് ഉരുണ്ടുതുടങ്ങാന്‍ ഇനി വര്‍ഷം. 2018 ജൂണ്‍ പതിനാലിനാണ് ആദ്യം മത്സരം. ഇന്ത്യന്‍ ബോസ്‌നിയയുടെ പരിശീലകന്‍ ഗ്രീക്ക് താരത്തിന്റെ പല്ല് അടിച്ചു കൊഴിച്ചു ഏതന്‍സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ പരിശീലകന്‍ എതിര്‍ കളിക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു. ലോകകപ്പു യോഗ്യതാ റൗണ്ടില്‍ ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ മാപ്പ് പറഞ്ഞു റിയാദ്: ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ചതിച്ച സൗദി അറേബ്യന്‍ സങ്കടപ്പെടേണ്ട, മെസ്സിയുടേയും അര്‍ജന്റീനയുടെയും പ്രതീക്ഷ അവസാനിച്ചിട്ടില്ല യോഗ്യതാ റൗണ്ടില്‍ ബാക്കിയുള്ളത് നാലേ നാല് മത്സരങ്ങള്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് റഷ്യയിലേക്ക് ടിക്കറ്റ് എടുക്കാമെന്നിരിക്കെ മെസ്സി എല്ലാവരുടെയും ഓമന, അസഭ്യം പറഞ്ഞുവെന്ന് വിശ്വസിക്കാനാകുന്നില്ല: മറഡോണ ലയണല്‍ മെസ്സിക്ക് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. നാല് മത്സരങ്ങളില്‍ നിന്ന് മെസ്സിയെ വീണ്ടും തോല്‍വി; അര്‍ജന്റീന പരുങ്ങലില്‍, ബ്രസീലിന് ലോകകപ്പ് യോഗ്യത സാവോ പോളോ: ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇല്ലാതെ കളിച്ച അര്‍ജന്റീന ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ മെസ്സിയെ ഫിഫ നാല് മത്സരങ്ങളില്‍ നിന്ന് വിലക്കി സൂറിച്ച്: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. ചിലിയ്ക്ക് കണ്ണു നിറഞ്ഞ ആലിസ് 😢 താലി കെട്ടിപ്പടിച്ച് സജിൻ! 🤣 സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങൾ വീഡിയോ] കണ്ണു നിറഞ്ഞ ആലിസ് 😢 താലി കെട്ടിപ്പടിച്ച് സജിൻ! 🤣 സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങൾ വീഡിയോ] കണ്ണു നിറഞ്ഞ ആലിസ് 😢 താലി കെട്ടിപ്പടിച്ച് സജിൻ! 🤣 സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങൾ വീഡിയോ] വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സീരിയൽ പ്രേക്ഷകർക്കിടയിൽ തന്റെ തായ സ്ഥാനം കണ്ടെത്തിയ താരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. നിരവധി ജനപ്രിയ സീരിയലുകളുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അനവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ താരത്തിനുള്ളത്. കുറച്ചു നാളുകൾക്കു മുൻപ് ആണ് താരം സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചത്. തൻറെ വിശേഷങ്ങൾ പങ്കുവെച്ച് താരമിപ്പോൾ പതിവായി എത്തുന്നത് യൂട്യൂബ് ചാനലിൽ കൂടെയാണ്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷവാർത്തയും താരം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. തൻറെ ഭാവി വരനെയും ആലിസ് പരിചയപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ ആണ്. പത്തനംതിട്ട സ്വദേശി സജിൻ സജിയാണ് വരൻ. ഇന്നാണ് ഇരുവരുടേയും ജീവിതത്തിലെ ആ നിർണായക മുഹൂർത്തം. ആലിസ് ഇന്ന് സജിനെ സ്വന്തമാക്കും. വിവാഹത്തിനായി സജിന്റെ നാട്ടിലേക്ക് പോകുന്നതിന്റെ വീഡിയോ ഇന്നലെ ആലിസ് യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തിരുന്നു. പപ്പയും അമ്മയെയും വിട്ടു പോകേണ്ട സങ്കടം ചെറുതല്ലന്ന് നിറകണ്ണുകളോടെയാണ് ആലീസ് പറഞ്ഞത്. ബന്ധുക്കൾ എല്ലാവരും ചേർന്ന് വീട്ടിൽ നിന്ന് കുരിശുവരച്ച് പ്രാർത്ഥിച്ച് ആലീസിനെ യാത്രയാക്കുന്നതും വീഡിയോയിൽ കാണാം. വീട്ടിൽ ബന്ധുക്കളോടൊപ്പം മിന്നി കെട്ടിപ്പിടിക്കുന്നു സജിനുമുണ്ട് വീഡിയോയിൽ. നിരവധി ആരാധകരാണ് ഇരുവരുടേയും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ദിവസത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. ആലീസിന്റെ യൂട്യൂബ് ചാനൽ ലൂടെയാണ് പരിചയം എങ്കിലും നിരവധി ആരാധകരാണ് ഇപ്പോൾ സജിനും ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പങ്കുവെച്ച് സേവ് ദ ഡേറ്റ് വീഡിയോ ഉൾപ്പെടെയുള്ളവ വൈറലായിരുന്നു. ബ്രൈഡൽ മേക്കപ്പിൽ ആലീസിനെ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. എന്റെ പൊന്നു മാസ്കേ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ 😳👌 പ്രമേഹം മാറ്റണോ വരാതിരിക്കണോ ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം!! പ്രമേഹം മാറ്റണോ വരാതിരിക്കണോ ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം!! പ്രമേഹം മാറ്റണോ വരാതിരിക്കണോ ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം!! പ്രമേഹം മാറ്റണോ ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല മരുന്നില്ലാതെ മാറ്റുന്ന ഈ വിദ്യ ഡോക്ടര്‍ ശ്രീജിത്ത് പറയുന്നു രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയെയാണ് പ്രമേഹം അല്ലെങ്കിൽ ഷുഗർ എന്നൊക്കെ പറയുന്നത്. ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായമായവരിൽ മാത്രമല്ല ഇന്ന് കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരുന്നു. പ്രമേഹം ഉള്ളവരുടെ ഒരു പ്രധാന സംശയമാണ് പ്രമേഹം മാറുമോ എന്നുള്ളത്. പ്രമേഹം മാറില്ല എന്നാണ് നമ്മൾ കേട്ടിരിക്കുന്നതും ധരിച്ചുവെച്ചിരിക്കുന്നതും. എന്നാൽ പ്രമേഹം നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രമേഹരോഗിക്ക് യാധൊരു മരുന്നും കഴിക്കാതെ ഒരുവർഷത്തിലധികം പ്രമേഹത്തിന്റെ അളവ് സാധാരണപോലെ ആക്കിയെടുന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. പ്രമേഹം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പാണ്. ഈ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളാണ് നമ്മെ ജീവിതശൈലി രോഗങ്ങളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് നമ്മൾ ഈ കൊഴുപ്പ് മാറ്റുവാൻ സാധിക്കുകയാണെങ്കിൽ കൊഴുപ്പുമൂലമുണ്ടാകുന്ന പ്രമേഹം നമുക്ക് തീർച്ചയായും മാറ്റുവാൻ സാധിക്കുന്നതാണ്. ഇതിന് പലവഴികൾ ഉണ്ടെങ്കിലും ഭക്ഷണക്രമീകരണമാണ് നമ്മൾ ചെയ്യേണ്ടത്. അതിനെ കുറിച്ച് വീഡിയോയിൽ ഡോക്ടര്‍ ശ്രീജിത്ത് വിശദമായി പറഞ്ഞു തരുന്നത്. എന്തായാലും വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ ഡോക്ടർ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതായിരിക്കും. പ്രമേഹരോഗികൾക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഡയബറ്റിസ് ഉള്ളവര്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ മറക്കരുത്. Video credit: Malayali Life ഇനി ഇതൊരെണ്ണം ഇട്ടാൽ മതി ടോയ്‌ലറ്റ് തനിയെ വൃത്തിയാക്കും; ഇനി ബാത്രൂം ക്ലീൻ ചെയ്യാൻ വില കൂടിയ ലോഷനുകൾ വേണ്ട ആദ്യ ഘട്ടത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ ഗവൺമെൻറ് തലത്തിലും എയിഡഡ് തലത്തിലുമായുള്ള 900 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് കംപ്യൂട്ടർ വിദ്യാഭ്യാസം ലഭിക്കുക സ്‌കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് പദ്ധതി പ്രയോജനപ്പെടുക. അധ്യാപകർക്കും കംപ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നതിന് പരിശീലനം നൽകും. ആഗോള വിദ്യാഭ്യാസ പങ്കാളിയായ 'കോഡ്.ഓർഗ്'മായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കംപ്യൂട്ടർ സയൻസിനായി പ്രവർത്തിക്കുന്ന ആഗോള നൺപ്രൊഫിറ്റ് സംഘടനയാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ ഗവൺമെൻറ് തലത്തിലും എയിഡഡ് തലത്തിലുമായുള്ള 900 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് കംപ്യൂട്ടർ വിദ്യാഭ്യാസം ലഭിക്കുക. കർണാടക, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ആദ്യ ഘട്ടത്തിലുള്ളത്. തൊഴിൽ രംഗത്ത് കംപ്യൂട്ടർ വിദ്യാഭ്യാസം വലിയ അവസരമാണ് ഒരുക്കുന്നതെന്നും ചെറുപ്പത്തിലേ ഇവ പഠിക്കാനാകുന്നത് ഇന്ത്യയിലെ പുതുതലമുറക്ക് നല്ല ഭാവി നൽകുമെന്നും ആമസോണിന്റെ ഇന്ത്യാ മേധാവിയും ഗ്ലോബൽ സീനിയർ വൈസ് പ്രസിഡൻറുമായ അമിത് അഗർവാൾ പറഞ്ഞു. പ്രാദേശിക ഭാഷയിൽ മികച്ച ഉള്ളടക്കം കിട്ടാത്തതും നല്ല മാതൃകകൾ ഇല്ലാത്തതും കംപ്യൂട്ടർ സയൻസ് കരിയറിൽ യുവതക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠിക്കാൻ അഭിനിവേശമുള്ളപ്പോൾ അവസരമില്ലാത്തതാണ് വലിയ പ്രശ്‌നമെന്നും അതിന് ആമസോൺ അവസരം ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി സർക്കാറുമായും സർക്കാറേതര സംഘടനകളുമായും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കുക. കോഡിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ്, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗേജ് പ്രൊസ്സസിംഗ് എന്നിവ ഇന്ത്യൻ ഭാഷകളിൽ തന്നെ പഠിപ്പിക്കും. ഇൻഡസ്ട്രിയെ കുറിച്ച് മനസ്സിലാക്കാൻ ആമസോണിൽ ജോലി ചെയ്യുന്നവരുമായി 'ചാറ്റ് ക്ലാസും' നടത്തും. അടുത്ത കുറച്ചുവർഷങ്ങൾക്കുള്ളിൽ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. സ്‌കോളർഷിപ്, ഇന്റേൺഷിപ്, പ്രോബ്ലം സോൾവിംഗ് ഹാക്കത്തോൺ പരിപാടികൾ, മെൻറർഷിപ് പ്രോഗ്രാമുകൾ എന്നിവ നടത്തും. ഉത്തരം: സാധാരണയായി FOB ക്വിങ്‌ദാവോ, EXW ഉം ശരിയാണ്. കടൽ, വായു, എക്സ്പ്രസ് വഴി ഷിപ്പിംഗ് ഒരു പ്രശ്നവുമില്ല. ചോദ്യം: നിങ്ങളിൽ നിന്ന് വാങ്ങാൻ എന്തെങ്കിലും ആവശ്യകതകൾ ഉണ്ടോ? ഉത്തരം: കുറഞ്ഞത് 100,000 പി‌സി. ഞങ്ങളുടെ പതിവ് ഉപഭോക്താക്കൾ വിദേശത്തുള്ള വ്യക്തികൾ, ചെറുകിട ബിസിനസ്സ്, ചില്ലറ വ്യാപാരികൾ, വ്യാപാരികൾ, ആ lux ംബര do ട്ട്‌ഡോർ ഷോപ്പുകൾ എന്നിവയിലൂടെയാണ്. ചോദ്യം: നിങ്ങൾക്ക് OEM ചെയ്യാൻ കഴിയുമോ? ഉത്തരം: അതെ, ഞങ്ങൾക്ക് ഒഇഎം ഉൽ‌പ്പന്നങ്ങൾ‌ നിർമ്മിക്കാൻ‌ കഴിയും മാത്രമല്ല ഒ‌ഡി‌എം. നിങ്ങളുടെ ബ്രാൻഡിന് ആവശ്യമായ പാക്കേജിംഗിലും കാർട്ടൂണുകളിലും ലേബൽ‌ രൂപകൽപ്പന ചെയ്യാൻ‌ ഞങ്ങൾ‌ക്ക് കഴിയും. ചോദ്യം: ഗുണനിലവാര നിയന്ത്രണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫാക്ടറി എങ്ങനെ ചെയ്യും? ഉത്തരം: ഗുണനിലവാരം ആദ്യം ഞങ്ങളുടെ ഫാക്ടറി ആശയമാണ്. ഞങ്ങൾക്ക് കുറ്റമറ്റ ക്യുസി സംവിധാനവും ബിആർസിയും ഉണ്ട്. 1. ഞങ്ങൾ ഉപയോഗിച്ച എല്ലാ അസംസ്കൃത വസ്തുക്കളും ഓവർസിയ മാർക്കറ്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. 2. ഉൽപ്പാദന, പാക്കിംഗ് പ്രക്രിയകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധരായ തൊഴിലാളികൾ എല്ലാ വിശദാംശങ്ങളും ശ്രദ്ധിക്കുന്നു; 3. ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് അതനുസരിച്ച് ക്യുസിക്ക് വളരെ കർശനമായ പരിശോധന ഗുണനിലവാരമുണ്ട്. ഉത്തരം: സാമ്പിൾ ലീഡ് ടൈം 2-3 പ്രവൃത്തി ദിവസമാണ്. 7-15 ദിവസമാണ് വൻതോതിലുള്ള ഉൽ‌പാദന ലീഡ് ടൈം. ചോദ്യം: കലാസൃഷ്‌ടി പൂർത്തിയാക്കിയതിന് എനിക്ക് ഒരു സഹായം ലഭിക്കുമോ? ഉത്തരം: അതെ, തരം, വലുപ്പം ഞങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഞങ്ങൾക്ക് ഡീലൈൻ ടെംപ്ലേറ്റ് വാഗ്ദാനം ചെയ്യാം, നിങ്ങളുടെ ഡിസൈനറുമായി പങ്കിടാം അല്ലെങ്കിൽ നിങ്ങളുടെ ഡിസൈൻ എനിക്ക് അയയ്ക്കാം, ഞങ്ങളുടെ ഡിസൈനർ മികച്ചത് ചെയ്യും. അടുത്തത്: പേപ്പർ PLA സൂപ്പ് കപ്പ് വിലാസം: നമ്പർ 5051, ഷെങ്‌ലി ഈസ്റ്റ് സ്ട്രീറ്റ്, കുവെൻ ഡിസ്ട്രിക്റ്റ്, വെയ്ഫാംഗ് സിറ്റി, ഷാൻ‌ഡോംഗ് പ്രോ, ചൈന ജനകീയതകൊണ്ടും അതിവിപുലമായ ബാങ്കിങ് ശൃംഖലയാലും ജനഹൃദയങ്ങളിലാണ് സഹകരണമേഖലയുടെ സ്ഥാനം. കാര്യക്ഷമത, വിശ്വാസ്യത, സുതാര്യത എന്നിവയാണ് സഹകരണ പ്രസ്ഥാനത്തിന്റെ കൈമുതലും വിജയമന്ത്രവും. ഏതെങ്കിലും സഹകരണസംഘത്തിൽ അംഗമല്ലാത്ത വളരെ കുറച്ചുപേരേ നമ്മുടെ നാട്ടിൽ ഉണ്ടാകൂ. ഏറ്റവും ഉന്നതമായ ജനാധിപത്യ സംവിധാനത്തിലാണ് സഹകരണമേഖല മുന്നോട്ടുപോകുന്നത് എത്രയൊക്കെ കള്ളപ്രചാരണങ്ങളും ഭീക്ഷണികളും ഉണ്ടായിട്ടും നിക്ഷേപവും വായ്-പാ വിതരണവും വൻതോതിൽ വർധിക്കുകയാണ്. സർവതലവികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സഹകരണമേഖലയെ തകർക്കാൻ ശ്രമം തുടങ്ങിയിട്ട്- കാലമേറെയായി. ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾ വൻ- പ്രതിസന്ധികൾ സൃഷ്ടിച്ചു. വെല്ലുവിളി നിയമപരമായും സംഘടിതമായും നേരിട്ട്- പ്രതിസന്ധികളെ മറികടക്കാൻ സഹകാരി സമൂഹത്തിനായി. 2002ലെ കേന്ദ്ര നിയമപ്രകാരമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് സംസ്ഥാന വ്യപകമായി പ്രവർത്തിക്കുന്നത് 2004ൽ രൂപീകരിച്ച പ്രൊഫ. വൈദ്യനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട്- നടപ്പാക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താൻ നമുക്കായെങ്കിലും അതിലെ നിർദേശങ്ങൾ മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കിവരികയാണ്. സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് 2012ലെ ഡോ. പ്രകാശ്- ബക്ഷി കമ്മിറ്റിയിലൂടെ കേന്ദ്രം നടത്തിയത് 2012ൽ തന്നെയാണ് 97 -‐ാം ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന നിയന്ത്രണത്തിലുള്ള സഹകരണമേഖലയിലേക്ക്- അതിക്രമിച്ചുകയറാൻ നീക്കം നടത്തിയത് പെട്ടിക്കട പോലെ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും സംഘങ്ങൾ തുടങ്ങാൻ അനുവദിക്കുന്ന ഈ നീക്കത്തെ അക്കാലത്തു- തന്നെ ഗുജറാത്ത്- ഹൈക്കോടതി തടഞ്ഞു. അതു മറികടക്കാൻ കോൺഗ്രസ്‌- സർക്കാരും തുടർന്ന് ബിജെപി സർക്കാരും നടത്തിയ ശ്രമങ്ങളെ ഇപ്പോൾ സുപ്രീംകോടതിയും നിഷേധിച്ചത്- സംഘങ്ങൾക്ക്- താൽക്കാലിക ആശ്വാസമായി. 2016ലെ നോട്ട്- നിരോധനവും തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ അഴിഞ്ഞാട്ടവും സഹകരണ സ്ഥാപനങ്ങൾ കള്ളപ്പണ ഇടപാട്- കേന്ദ്രങ്ങളാണെന്നു സ്ഥാപിച്ച്- ഉന്മൂലനം ചെയ്യാൻ നടത്തിയ നീക്കങ്ങളും മറക്കാനാകുമോ? പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്- സർക്കാരിന്റെ ശക്തമായ ഇടപെടലുകളും പ്രഖ്യാപനങ്ങളുമാണ് സഹകരണമേഖലയെ സംരക്ഷിച്ചത് 2017ൽ അടിച്ചേൽപ്പിച്ച ജിഎസ്-ടി കടക്കെണിയിൽനിന്നും പല സഹകരണസ്ഥാപനങ്ങളും കരകയറിയിട്ടില്ല. 2019ലെ ഫിനാൻസ്- ആക്ട്- ഭേദഗതിയും ബിആർ ആക്ട്- ഭേദഗതിയും 2020ലെ ബിആർ ആക്ട്- ഭേദഗതിയും സഹകരണ സ്ഥാപനങ്ങൾക്ക്- ദോഷമായിരുന്നു. ബാങ്ക് ബാങ്കർ, ബാങ്കിങ്‌- പദങ്ങളും ചെക്കും ഉപയോഗിക്കാനാകാത്ത വിധമാണ് നിയമനിർമാണം നടത്തിയിരിക്കുന്നത് ആദായനികുതി നിയമത്തിലും മാറ്റങ്ങൾ വരുത്തി. സഹകരണമേഖലയിലെ ആദായനികുതി വകുപ്പിന്റെ അധിനിവേശത്തിന് മൂക്കുകയർ വീണത്- ഈ ജനുവരിയിലെ സുപ്രീംകോടതി വിധിയിലൂടെയായിരുന്നു. സഹകരണമേഖലയെ ഒന്നാകെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ഏറ്റവും ഒടുവിലത്തെ നീക്കമായിരുന്നു കേന്ദ്ര സഹകരണവകുപ്പ്- രൂപീകരണം. സഹകരണ മേഖലയ്‌ക്കെതിരെ നടത്തുന്ന ഏതു- നീക്കവും കൂടുതലായി ബാധിക്കുന്നത്- കേരളത്തിലെ സഹകരണ മേഖലയെയാണ്. ഇവിടത്തെ സഹകരണമേഖല തകർന്നാൽ അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളർത്താനാകുമെന്ന് അവർ കണക്കുകൂട്ടുന്നു. സമ്പന്നമായ സഹകരണമേഖല കേരളത്തിലെ സാമ്പത്തികരംഗത്തിന്റെ നെടുംതൂണാണ്. സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ വലിയൊരു ഭാഗം സഹകരണ മേഖലയിൽനിന്നാണ്. മൂവായിരത്തിലധികം വായ്-പാ സഹകരണസംഘങ്ങൾ മാത്രമല്ല, പതിനായിരത്തിലധികം വായ്-പേതര സംഘങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിജയിപ്പിക്കാൻ രംഗത്തുണ്ട്-. ആധുനിക ബാങ്കിങ്‌- സൗകര്യങ്ങൾ വേഗത്തിലും ചെലവ്- കുറച്ചും സാധാരണക്കാരിലേക്ക്- എത്തിക്കാൻ രൂപീകരിച്ച കേരള ബാങ്ക്- സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പ്രാഥമിക സംഘങ്ങൾക്കാകെ ഗുണകരമാകുന്ന വിധത്തിൽ ഉയർന്നുവരേണ്ടതുണ്ട് പുതുതായി രൂപീകരിക്കുന്ന യുവജനസംഘങ്ങളും കലാ സാംസ-്-കാരിക പ്രവർത്തകരുടെ സംഘവും നെല്ലുസംഭരണ, വിപണനസംഘങ്ങളും പുതിയ കാൽവയ്-പുകളാണ്. ഒരു ലക്ഷത്തോളം ജീവനക്കാരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത് സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും കമീഷൻ ജീവനക്കാരും കോൺട്രാക്ട്- ജീവനക്കാരും ഉൾപ്പെടുന്നതാണ് ഈ തൊഴിൽ ശക്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്- മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകൾ നിലവിലുണ്ട്‌. സമീപകാലത്തായി ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകൾ കുറച്ചൊന്നുമല്ല ഈ മേഖലയെ ബാധിച്ചത് അഴിമതിയും ക്രമക്കേടുകളും വർധിച്ചുവരുന്നത്- വലിയ ആശങ്കയാണ് ഉയർത്തുന്നത് ഒരു കാരണവശാലും ഈ രംഗത്ത്- അഴിമതി വച്ചുപൊറുപ്പിച്ചുകൂടാ. ഇനിയും ഒരു കരുവന്നൂർ ആവർത്തിക്കരുത് കുറ്റമറ്റ നിരവധി അന്വേഷണ സംവിധാനങ്ങളും അന്വേഷണ രീതികളുമുള്ള ഈ രംഗത്ത്- തൊറ്റായ രീതികൾ തുടർച്ചയായി ഉണ്ടാകുന്നത്- നീതീകരിക്കാനാകില്ല. ഏതു- സമയത്തും ഏത്- അന്വേഷണത്തെയും പരിശോധനകളെയും നേരിടാൻ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമാകണം. സ്ഥാപനങ്ങൾക്ക്- ഒരു രൂപ പോലും നഷ്ടമാകാതെ കുറ്റക്കാരിൽനിന്നും നഷ്ടം ഈടാക്കാനുള്ള കർശനമായ നിയമങ്ങൾ ഉണ്ടായേ മതിയാകൂ. സഹകരണമേഖല അഴിമതിമുക്തവും കൂടുതൽ സേവന സന്നദ്ധവുമാക്കാനുള്ള ചർച്ചകളും തീരുമാനവും തൃശൂരിൽ ചേരുന്ന കേരള കോ‐-ഓ-പ്പ-റേ-റ്റീവ്- എംപ്ലോ-യീസ്- യൂണി-യൻ (സി-ഐ-ടി-യു) സംസ്ഥാന സമ്മേളനം കൈക്കൊള്ളും. (കേരള കോ‐-ഓ-പ്പ-റേ-റ്റീവ്- എംപ്ലോ-യീസ്- യൂണി-യൻ സി-ഐ-ടി-യു) ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ) ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ഈ 'ബാങ്കു'കള്‍ ആണ് സര്‍, അവരുടെ ജീവിതത്തിന്റെ ഉറപ്പ് അശ്വതി അശോക്‌ എഴുതുന്നു നശിപ്പിക്കാനുള്ള ലക്ഷ്യം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കണം: മുഖ്യമന്ത്രി തകർക്കാൻ വിടില്ല; സഹകരണ സംരക്ഷണത്തിന്‌ സമിതി; വിപുലമായ ജനകീയ പ്രചാരണം കേന്ദ്രം ശ്രമിക്കുന്നത്‌ സഹകരണ ബാങ്കുകളെ തകർക്കാൻ അട്ടിമറിനീക്കം പ്രതിരോധിക്കും സഹകരണമന്ത്രി വി എൻ വാസവൻ എഴുതുന്നു റിസര്‍വ് ബാങ്ക് സര്‍ക്കുലർ: കേരളം സുപ്രീംകോടതിയിലേക്ക്‌ ആർബിഐ ശ്രമം നാടിന്റെ നട്ടെല്ല്‌ തകർക്കാൻ; ചരടുവലിക്കുന്നത്‌‌ ബിജെപി എല്‍ഐസി വില്‍പ്പന
: പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം ബിജെപി വിളമ്പുന്നു; മാധ്യമങ്ങൾ നടന്നുവിൽക്കുന്നു വ്യക്തിവിരോധമെന്ന പ്രതികളുടെ പ്രതികരണത്തിൽ മാത്രം കടിച്ചുതൂങ്ങി നുണപ്രചാരണം മധ്യപ്രദേശില്‍ സംഘപരിവാര്‍ ഭീകരത മതപരിവര്‍ത്തനം ആരോപിച്ച് സ്‌കൂൾ അടിച്ചുതകര്‍ത്തു കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും വിദ്യാഭ്യാസമേഖലയെ കാലത്തിനൊത്ത്‌ നവീകരിക്കും മുഖ്യമന്ത്രി സംയുക്ത വായ്പാ കരാർ എസ്‌ബിഐ ചെലവിൽ അദാനിക്ക്‌ കൊയ്‌ത്ത്‌ ടി എം തോമസ്‌ ഐസക്‌ പുനഃസംഘടന ഗ്രൂപ്പുകൾ ഇടഞ്ഞുതന്നെ തിരക്കിട്ട നീക്കവുമായി കെപിസിസി നേതൃത്വം സമസ്‌തയില്ലാതെ സമരം കൂട്ടിന്‌ ജമാഅത്തെയും മുജാഹിദും ലീഗിലെ പ്രശ്‌നം ചെറുതല്ല തമിഴ്‌നാട്‌ കൂടുതൽ വെള്ളം തുറന്നുവിടുന്നു കേരളം ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും കള്ളം പൊളിഞ്ഞു ജിഷ്ണു യുവമോർച്ച നേതാവ്‌ തന്നെ സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. അങ്കാറ: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയും തുര്‍ക്കിയിലെ തലസ്ഥാന നഗരിയിലുള്ള അങ്കാറ യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക സഹകരണത്തിനു ധാരണയായി. അങ്കാറ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ റെക്ടര്‍ ഡോ. എര്‍കാന്‍ ഇബിഷും ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവെച്ചു. തുര്‍ക്കിയിലെ പ്രഥമ ഉന്നത വിദ്യാഭ്യാസ കലാലയമായ അങ്കാറ യൂനിവേഴ്‌സിറ്റി ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി കൈകോര്‍ക്കുന്നത്. അക്കാദമിക ധാരണപ്രകരാം അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റത്തിലും ഗവേഷണത്തിലും വിവിധ അക്കാദമിക പരിപാടികളിലും ഇരു സര്‍വകലാശാലകളും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇസ്ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ ഹുദാക്ക അംഗത്വമുണ്ട്. ഇന്റര്‍നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മലേഷ്യ, അല്‍ അസ്ഹര്‍ ഈജിപ്ത്, സൈത്തൂന ടുണീഷ്യ, സുല്‍ത്താന്‍ ശരീഫ് അലി ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ബ്രൂണെ തുടങ്ങിയ ഡസനിലധികം രാജ്യാന്തര സര്‍വകലാശാലകളുമായി ദാറുല്‍ഹുദാ നിലവില്‍ സഹകരിക്കുന്നുണ്ട്. എം.ഒ.യു ചടങ്ങില്‍ അങ്കാറ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് റെക്ടര്‍ എര്‍കകാന്‍ ഇബിഷ്, പ്രോ ചാന്‍സലര്‍, ഐഹാന്‍ ഏല്‍മലി, ഡോ. ഇഹ്‌സാന്‍ കറാസുബാഷ്, ഡോ. ജമീല്‍ കുത്‌ലുതുര്‍ക്ക് തുടങ്ങിയവരും ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലെ ഹാദിയ പ്രതിനിധികളായ റാശിദ് ഹുദവി മാണിയൂര്‍, ഹനീഫ് ഹുദവി കാസറഗോഡ്, മുസ്ഥഫ ഹുദവി കാസറഗോഡ് എന്നിവരും സംബന്ധിച്ചു. 1. തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്സിറ്റിയുമായുള്ള അക്കാദമിക സഹകരണ ധാരണ പത്രത്തില്‍ ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഒപ്പുവെക്കുന്നു. 2. തുര്‍ക്കിയിലെ അങ്കാറ യൂനിവേഴ്സിറ്റിയുമായുള്ള എം.ഒ.യു ചടങ്ങില്‍ ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും അങ്കാറ യൂനിവേഴ്സിറ്റി പ്രതിനിധികളും കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം ഹലോ. Casino Universal 06/14/2012 ൽ ആരംഭിച്ച ഒരു പദ്ധതിയാണ്. സൗജന്യമായും യഥാർത്ഥ പണമായും കളിക്കാൻ സാധ്യതയുള്ളിടത്ത് കഴിയുന്നത്ര വെബ്സൈറ്റ് വിലാസങ്ങൾ പ്രസിദ്ധീകരിക്കാനാണ് കാസിനോ യൂണിവേഴ്സൽ ലക്ഷ്യമിടുന്നത്. കാസിനോ യൂണിവേഴ്സൽ വഴി നൂറുകണക്കിന് ഓൺലൈൻ ഗെയിമിംഗ് സൈറ്റുകൾ ആക്സസ് ചെയ്യുക. ഇപ്പോൾ നിങ്ങൾ ഇന്റർനെറ്റിൽ തിരയേണ്ടതില്ല. ആരംഭിക്കുന്നതിന് ഒരു ചിത്രത്തിൽ അല്ലെങ്കിൽ ലിങ്കിൽ ക്ലിക്കുചെയ്യുക, നിങ്ങൾക്ക് സൈൻ അപ്പ് ചെയ്യാൻ കഴിയുന്ന ഒന്നിലേക്ക് നിങ്ങളെ നയിക്കും. നിലവിൽ, ദശലക്ഷക്കണക്കിന് കളിക്കാർ ഈ രീതിയിൽ കളിക്കുന്നു. മറക്കരുത്: യഥാർത്ഥ പണത്തിനായി നിങ്ങൾ കളിക്കേണ്ടതില്ല. ശ്രദ്ധിക്കുക: നിങ്ങളുടെ രാജ്യം ചിലർ അംഗീകരിച്ചേക്കില്ല. കളിക്കാൻ നല്ല കാസിനോകളായി ശുപാർശ ചെയ്യുന്നു കാസിനോ ആക്ഷന്റെ സവിശേഷതകൾ 550 അത്യാധുനിക ലാസ് വെഗാസ് ശൈലിയിലുള്ള ഓൺലൈൻ കാസിനോ ഗെയിമുകൾ, മികച്ച സവിശേഷതകളും വലിയ ജാക്ക്‌പോട്ടുകളും. എല്ലാവർക്കുമായി എന്തെങ്കിലും ഉണ്ട്, ഓരോ പോക്കറ്റിനും അനുയോജ്യമായ വിശാലമായ വാതുവയ്പ്പ് ശ്രേണികളും ചെലവുകൾ എന്തുതന്നെയായാലും വിജയിക്കാനുള്ള അവസരങ്ങളും ഉണ്ട്. കാസിനോ ആക്ഷനിലെ എല്ലാ ഗെയിമുകളും നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഗെയിമിംഗ് സോഫ്റ്റ്വെയർ ദാതാവായ മൈക്രോഗേമിംഗ് ആണ്, കൂടാതെ അതിശയകരമായ ഗ്രാഫിക്സ്, ആഴത്തിലുള്ള ശബ്ദവും ഏറ്റവും പ്രധാനമായി വളരെ ആകർഷകമായ ജാക്ക്പോട്ടുകളും! നോർഡിക് പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു യഥാർത്ഥ തീം ഉള്ള ഒരു സ്കിൽ ഓൺ നെറ്റ് കാസിനോയാണ് AHTI ഗെയിംസ്. പ്രമുഖ സോഫ്റ്റ്‌വെയർ ഡവലപ്പർമാർ നൽകുന്ന 1000 -ലധികം മൊബൈൽ സൗഹൃദ ഗെയിമുകൾ ഇവിടെയുണ്ട്. എസ്എസ്എൽ എൻക്രിപ്ഷൻ സാങ്കേതികവിദ്യയും സൈബർ കുറ്റവാളികളെ അകറ്റിനിർത്തുന്ന ഫയർവാളുകളും ഉപയോഗിച്ച് കാസിനോ അതിന്റെ കളിക്കാരെ സംരക്ഷിക്കുന്നു. അവരുടെ ഗെയിമുകൾ മൂന്നാം കക്ഷി ടെസ്റ്റിംഗ് കമ്പനികൾ നീതിക്കായി ഓഡിറ്റ് ചെയ്യുകയും കളിക്കാർക്ക് ഉയർന്ന വരുമാനം നൽകുകയും ചെയ്യുന്നു. NetEnt, Microgaming, Play'N Go, Yggdrasil Gaming, Amaya, GVG, Evolution തുടങ്ങി നിരവധി സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ AHTI കാസിനോയിലേക്ക് ഗെയിമുകൾ നൽകുന്നു. സ്ലോട്ടുകൾ ലൈനപ്പിൽ ആധിപത്യം പുലർത്തുന്നു, എന്നാൽ അവയ്‌ക്കൊപ്പം കളിക്കാർക്ക് വീഡിയോ പോക്കർ, കാർഡ് ഗെയിമുകൾ, സ്ക്രാച്ച് കാർഡുകൾ എന്നിവയും കണ്ടെത്താനാകും. മെഗാ മൂലയും മെഗാ ഫോർച്യൂണും കാസിനോ വാഗ്ദാനം ചെയ്യുന്ന മികച്ച പണം നൽകുന്ന പുരോഗമന ജാക്ക്‌പോട്ട് ഗെയിമുകളാണ്. ഒരു ജീവിതകാലത്തെ ഓൺലൈൻ കാസിനോ ഗെയിമിംഗ് അനുഭവത്തിന് തയ്യാറാകൂ. 2018 ൽ സ്ഥാപിതമായ, ആൽഫ് കാസിനോ ഓൺലൈൻ ഗെയിമിംഗ് മാർക്കറ്റിലെ ഒരു പുതുമുഖമാണ്, കൂടാതെ കളിക്കാർക്ക് സ്ലോട്ടുകളും കാസിനോ ഗെയിമുകളും അനുഭവിക്കാൻ ഒരു പുതിയ മാർഗ്ഗം നൽകിക്കൊണ്ട് മത്സരത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ ലക്ഷ്യമിടുന്നു. ധാരാളം പ്രതിവാര ബോണസുകൾ, ദൈനംദിന ടൂർണമെന്റുകൾ, നൂറുകണക്കിന് അതിശയകരമായ ശീർഷകങ്ങൾ എന്നിവ ഉപയോഗിച്ച്, ആൽഫ് കാസിനോ കളിക്കാർക്ക് അവരുടെ പ്രിയപ്പെട്ട ഗെയിമുകൾ ആസ്വദിക്കാൻ രസകരവും അതുല്യവുമായ മാർഗം വാഗ്ദാനം ചെയ്യുന്നു. 2000 -ൽ ആരംഭിച്ച എല്ലാ സ്ലോട്ടുകൾ കാസിനോയും കാലത്തിന്റെ പരീക്ഷണമായി നിലകൊണ്ടു. ഇന്ന് ഈ അവാർഡ് നേടിയ എല്ലാ ഗെയിം കാസിനോയും ലോകമെമ്പാടുമുള്ള കളിക്കാരെ സ്വീകരിക്കുന്നു. എല്ലാ സ്ലോട്ടുകൾ കാസിനോ മികച്ച ചൂതാട്ടകേന്ദം മികച്ച ഓൺലൈൻ കാസിനോ ഓൺലൈൻ ചൂതാട്ട ഇൻസൈഡർ ആൻഡ് കാസിനോ മാൻ അവാർഡ് ജേതാവ്. കാസിനോകളുടെ ഏറ്റവും ആദരണീയമായ ജാക്ക്‌പോട്ട് ഫാക്ടറി ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ, എല്ലാ കാസിനോകളും മികച്ച കാസിനോ ഗ്രൂപ്പിനുള്ള കാസിനോമിസ്റ്റർ അവാർഡ് 2x സ്വീകർത്താവ് കൂടിയാണ്. ഒരുപക്ഷേ നിങ്ങൾക്കും, എല്ലാ സ്ലോട്ട് കാസിനോയിലും ഒരു ജാക്ക്പോട്ട് വിജയിയാകാം. ഒരേ മേൽക്കൂരയിൽ ലഭ്യമായ ഇന്റർനെറ്റ് കാസിനോ ഗെയിമുകളുടെ വിശാലമായ ശ്രേണി ഇപ്പോൾ പ്രയോജനപ്പെടുത്തുക. സ്വതന്ത്ര ഓഡിറ്റർ eCOGRA അതിന്റെ സുരക്ഷിതവും സത്യസന്ധവുമായ ഗെയിമിംഗ് സമ്പ്രദായങ്ങൾക്ക് ആസ്ടെക് റിച്ചസ് കാസിനോ സുരക്ഷിതവും ന്യായവുമായ ഉറപ്പ് നൽകിയിട്ടുണ്ട്. ഓൺലൈനിൽ മികച്ച കാസിനോ ഗെയിമുകൾ ആസ്വദിക്കുന്ന നിങ്ങളെ പരിപാലിക്കുന്ന അറിവിൽ വിശ്രമിക്കുക. ബെല്ല വെഗാസ് കാസിനോ 2001 മുതൽ ഓൺലൈൻ ചൂതാട്ടത്തിൽ മുൻപന്തിയിലാണ്. പുരോഗമന ജാക്ക്‌പോട്ടുകൾ, വീഡിയോ സ്ലോട്ടുകൾ, ക്ലാസിക് ഗെയിമുകൾ, വീഡിയോ പോക്കർ, റൗലറ്റ്, ബ്ലാക്ക് ജാക്ക്, ടേബിൾ ഗെയിമുകൾ എന്നിവയുൾപ്പെടെയുള്ള അദ്വിതീയ എച്ച്ഡി കാസിനോ ഗെയിമുകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വാഗ്ദാനം ചെയ്യുന്നു. റൗലറ്റ്, അതുപോലെ പോക്കർ, ബ്ലാക്ക് ജാക്ക്, കൂടാതെ കെനോ, സ്ക്രാച്ച് കാർഡുകൾ, കൂടാതെ മറ്റു പലതും പോലുള്ള കാർഡ് ഗെയിമുകൾ. 2017 ൽ സ്ഥാപിതമായ ഒരു ഓൺലൈൻ വാതുവെപ്പ് സൈറ്റാണ് ബെറ്റ്ബിറ്റ് കാസിനോ, തൽസമയ ഡീലർ ഗെയിമുകൾ ആസ്വദിക്കുന്ന പണ്ടർമാർക്ക് അനുയോജ്യമാണ്. സൈറ്റ് ബിറ്റ്കോയിനിൽ പ്രത്യേകത പുലർത്തുന്നു, ഇത് വിജയങ്ങളുടെ തൽക്ഷണ പേയ്മെന്റുകൾ സുഗമമാക്കുന്നു. ഗെയിമുകളുടെ ലൈബ്രറി പരിമിതമാണെങ്കിലും, ഈ കാസിനോ കളിക്കാർക്ക് വാതുവയ്ക്കാൻ മാന്യമായ ഒരു സൈറ്റാണെന്ന് തോന്നുന്നു, എന്നിരുന്നാലും സൈറ്റിന്റെ വാസ്തുവിദ്യയുടെ കാര്യത്തിൽ ചില പ്രധാന ആശങ്കകളുണ്ട്. BetNSpin ചൂതാട്ടകേന്ദം ഒരു onlineദ്യോഗിക ഓൺലൈൻ കാസിനോ ആണ്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ വീഡിയോ സ്ലോട്ടുകളും കാസിനോ ഗെയിമുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും, മൈക്രോഗെയിമിംഗ്, നെറ്റ്ഇന്റ്, ഐസോഫ്റ്റ്ബെറ്റ്, പ്ലെയ്സൺ, മറ്റ് പ്രമുഖ സോഫ്റ്റ്വെയർ വിതരണക്കാർ എന്നിവയാൽ പ്രവർത്തിക്കുന്ന 1500 ഓളം ഗെയിമുകൾ ഉണ്ട്. കളിക്കാർക്ക് സൗജന്യമായി ഗെയിമുകൾ പരീക്ഷിക്കാം അല്ലെങ്കിൽ മൊബൈൽ, ഡെസ്ക്ടോപ്പ്, ടാബ്‌ലെറ്റ്, മാക് അല്ലെങ്കിൽ അവർ ഇഷ്ടപ്പെടുന്ന മറ്റേതെങ്കിലും പ്ലാറ്റ്ഫോം വഴി യഥാർത്ഥ പണം നേടാം. ബെറ്റ്എൻ‌സ്‌പിൻ കാസിനോയ്ക്ക് കുറാക്കാവോ നിയമങ്ങളാൽ ലൈസൻസും നിയന്ത്രണവും ഉണ്ട്. ബ്ലാക്ക് ജാക്ക് ബോൾറൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന എല്ലാ സ്ലോട്ടുകളും ആവേശകരവും വിനോദകരവുമാണ്, മാത്രമല്ല നിങ്ങളെ വളരെ സമ്പന്നനാക്കുകയും ചെയ്യും! 97% പേoutട്ട് നിരക്കുകളും പന്തയങ്ങളും വെറും 1 സെന്റിൽ നിന്ന് ആരംഭിക്കുന്നതിനാൽ, ഞങ്ങൾ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിൽ അതിശയിക്കാനില്ല! ഇന്ന് നിങ്ങളുടെ 500 സൗജന്യമായി തണ്ടർസ്ട്രക്കും ടോംബ് റൈഡറും പരീക്ഷിക്കുന്നത് ഉറപ്പാക്കുക. നിങ്ങൾ ബ്ലാക്ക് ലോട്ടസ് കാസിനോയുടെ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ, യഥാർത്ഥ കാസിനോ പ്രേമികൾക്ക് ആവേശകരമായ സ്വാഗതം മാച്ച് ബോണസ് ലഭിക്കും, എല്ലാ വെള്ളിയാഴ്ചയും 100% മാച്ച് ബോണസ്, സിഗ്നേച്ചർ മാനിക് തിങ്കൾ വാക്കി ബുധനാഴ്ച ടൂർണമെന്റുകൾ, സൗജന്യ സ്പിന്നുകൾ, മത്സരങ്ങൾ എന്നിവയും അതിലേറെയും. ബ്ലാക്ക് ലോട്ടസ് കാസിനോയിൽ നാണയങ്ങളുടെ മുഴക്കം കേൾക്കാനും സ്വർണ്ണത്തിന്റെ ശക്തി അനുഭവിക്കാനും സമയമായി. BoaBoa എന്നത് 2017 ൽ ആരംഭിച്ച ഒരു ഓൺലൈൻ കാസിനോ ആണ്, അതിലെ അംഗങ്ങൾക്ക് കളിക്കുന്നതിനായി വലിയ തോതിൽ ഗെയിമുകൾ ഉണ്ടെന്ന് പെട്ടെന്ന് തന്നെ സ്ഥാപിക്കപ്പെട്ടു. സൈറ്റ് ധാരാളം ഓൺലൈൻ കാസിനോ ഗെയിം ദാതാക്കളുമായി പങ്കാളിത്തത്തിലാണെന്നതാണ് ഇതിന് ഭാഗികമായുള്ളത്, അതായത് ഈ ഡവലപ്പർമാരിൽ നിന്ന് ഒരു പുതിയ റിലീസ് ഉണ്ടാകുമ്പോഴെല്ലാം, അത് ബോബോബോ ഗെയിംസ് ലോബിയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. നല്ല സാഹചര്യങ്ങളും മികച്ച ഗെയിമുകളും ഗുണനിലവാരമുള്ള ഉപഭോക്തൃ പിന്തുണയുമുള്ള ഉദാരമായ ബോണസ് നിരവധി ലോക ഭാഷകളിൽ. ബുറാൻ കാസിനോയിൽ രജിസ്റ്റർ ചെയ്യാനും കളിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ ഇവയാണ്. ആദ്യത്തെ നിക്ഷേപ ബോണസ് നിങ്ങളുടെ അക്കൗണ്ട് 500 പൗണ്ട് വരെ ഉയർത്തുകയും നിങ്ങൾക്ക് 200 സൗജന്യ സ്പിനുകൾ ലഭിക്കുകയും ചെയ്യും. എല്ലാ ആഴ്ചയും അധിക ബോണസുകൾ കളിക്കാർക്കായി കാത്തിരിക്കുന്നു. ഗെയിം മെനുവിൽ ആകെ 21 സോഫ്റ്റ്‌വെയർ ദാതാക്കളുണ്ട്. ഓൺലൈൻ ചൂതാട്ട ലോകത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായ കാഡബ്രസ് ഒടുവിൽ ആരംഭിച്ചു. ഇത് നിലവിൽ ഒരു ഓൺലൈൻ പ്രീമിയർ ചൂതാട്ട വേദിയാകാനുള്ള പാതയിലാണ്, കാഡബ്രസ് കാസിനോ ഐ ഗെയിമിംഗ് ലോകത്ത് ധാരാളം ആവേശം സൃഷ്ടിക്കുന്നു. കാസിനോയുടെ ഉടമസ്ഥാവകാശം അരാക്സിയോ ഡെവലപ്‌മെന്റ് എൻവി കാസിനോകളാണ്, കൂടാതെ കാഡബ്രസ് കാസിനോയുടെ സമാരംഭത്തോടെ, വളരെ വിജയകരമായ കമ്പനിയായ അരാക്‌സിയോ ഡെവലപ്‌മെന്റ് അവരുടെ ബ്രാൻഡിലേക്ക് മറ്റൊരു മികച്ച കാസിനോ ചേർക്കും. 2017 ൽ സ്ഥാപിതമായ ട്രാനെല്ലോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ കാസിനോയാണ് കാഡൂല കാസിനോ ഇത് ലോകമെമ്പാടുമുള്ള കളിക്കാരെ സ്വാഗതം ചെയ്യുന്നു, പക്ഷേ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും യുണൈറ്റഡ് കിംഗ്ഡവും ഉൾപ്പെടെയുള്ള ഒരു ചെറിയ ഗ്രൂപ്പിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. സാധാരണയായി, പുതിയ നിക്ഷേപകർക്ക് ആദ്യ ഡെപ്പോസിറ്റ് സ്വാഗത ബോണസ് നൽകും നെറ്റ്ഇന്റ്, മൈക്രോഗേമിംഗ്, ബെറ്റ്സോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ ദാതാക്കളുടെ മാന്യമായ ചോയ്‌സ് നൽകുന്ന നിരവധി സ്ലോട്ടുകൾ പ്ലേ ചെയ്യാൻ ഇത് ഉപയോഗിക്കാം. കാംബോബെറ്റ് കാസിനോ 2018 ൽ സ്ഥാപിതമായ ഒരു പുതിയ കാസിനോ ആണ്, കൂടാതെ കുറാക്കാവോയിൽ ലൈസൻസുള്ളതുമാണ്. കളിക്കാർക്ക് ഒൻപത് പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് നിക്ഷേപിക്കാനും അഞ്ച് കറൻസികളിൽ പന്തയം വയ്ക്കാനും അല്ലെങ്കിൽ കളിക്കുന്ന പണത്തിൽ ഗെയിമുകൾ ആസ്വദിക്കാനും കഴിയും. കാമ്പോബെറ്റ് കാസിനോ ഗെയിമുകൾ 2500 ശീർഷകങ്ങളുടെ മാനസിക പരിധി മറികടന്നു. ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്ന കളിക്കാർക്ക് എല്ലാ ജനപ്രിയ വിഭാഗങ്ങളും കണ്ടെത്താനാകും, സ്ലോട്ടുകൾക്ക് പ്രാധാന്യം നൽകും. മൈക്രോഗേമിംഗ്, നെറ്റ്എന്റ് എന്നിവയിൽ നിന്നുള്ള പുരോഗമന ജാക്ക്പോട്ടുകൾ പോലുള്ള മികച്ച പണമടയ്ക്കൽ ഗെയിമുകളും ഈ വിഭാഗത്തിൽ ഉണ്ട്. ചൂതാട്ടകേന്ദം ശക്തിപ്പെടുത്തുന്ന സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ നിരയിൽ 20 ഓൺലൈൻ ഗെയിമുകളുടെ മറ്റ് പ്രമുഖ വിതരണക്കാരും ഉൾപ്പെടുന്നു. സൈപ്രസിൽ സംയോജിപ്പിച്ചിരിക്കുന്ന ട്രാനെല്ലോ ലിമിറ്റഡും ഉൾപ്പെടുന്ന ഒരു കൂട്ടം കമ്പനികളുടെ ഒരു ഗ്രൂപ്പായ അരാക്സോ ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കാസിനിയ. ഈ സൈറ്റിൽ തന്നെ ഒരു ഗെയിമിംഗ് ലൈസൻസ് ഉണ്ട്, അത് കുറാക്കാവോയിൽ നിന്ന് ഉത്ഭവിക്കുകയും 2017 ൽ പുറത്തിറക്കുകയും ചെയ്തു, വെബിലെ ഏറ്റവും പുതിയ കാസിനോകളിൽ ഒന്നായി കാസിനിയയെ മാറ്റുന്നു. ഏറ്റവും മികച്ച ഓൺലൈൻ കാസിനോ ഗെയിമുകളുടെ 510 -ലധികം ചലഞ്ച് കാസിനോ സവിശേഷതകൾ, നിങ്ങളുടെ സ്വീകരണമുറിയിലെ സുഖസൗകര്യങ്ങളിൽ കളിക്കാൻ നിങ്ങൾ തയ്യാറാണ്! ബ്ലച്ക്ജച്ക്, രൊഉലെത്തെ, സ്ലോട്ടുകൾ, വീഡിയോ പോക്കർ ഓൺലൈൻ കാസിനോ ഗെയിമിംഗ് കൂടുതൽ മികച്ച. നിങ്ങൾ ഏറ്റവും പ്രതിഫലം നൽകുന്നതും ഏറ്റവും കൂടുതൽ പണം നൽകുന്നതുമായ കാസിനോ പ്രമോഷനുകൾക്കായി തിരയുകയാണോ? വെല്ലുവിളി കാസിനോ നിങ്ങളുടെ കഠിനമായ തിരയൽ അവസാനിപ്പിക്കുന്നു, കാരണം ഞങ്ങൾ നിങ്ങൾക്ക് മികച്ച കാസിനോ ഓഫറുകൾ നൽകുന്നു. ഇപ്പോഴും വെള്ളം പരീക്ഷിക്കുന്നവർക്ക് ഞങ്ങൾ സൗജന്യ ബെറ്റുകൾ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്തുഷ്ടരായ കളിക്കാർക്കൊപ്പം 11 വർഷത്തിലേറെയായി, കാസിനോ ക്ലാസിക് ഇന്ന് ഇന്റർനെറ്റിലെ ഏറ്റവും പ്രശസ്തമായ ഓൺലൈൻ കാസിനോകളിൽ ഒന്നാണ്. എല്ലാ പുതിയ കളിക്കാർക്കും 500 സൗജന്യ സൈൻ അപ്പ് ബോണസ്, 400+ ആവേശകരമായ ഓൺലൈൻ കാസിനോ ഗെയിം ശീർഷകങ്ങൾ, വലിയ പുരോഗമന ജാക്ക്‌പോട്ടുകൾ, ഫാസ്റ്റ് പേoutsട്ടുകൾ, എക്‌സ്‌ക്ലൂസീവ് വിഐപി ടീം, മൾട്ടി-ലിംഗുവൽ ചുറ്റും-ദി-ക്ലോക്ക് പിന്തുണ, ഭൂമി അടിസ്ഥാനമാക്കിയുള്ള കാസിനോകളേക്കാൾ മികച്ച പേയ്‌മെന്റുകൾ, ഇന്റർനെറ്റിന്റെ ഏറ്റവും വിശ്വസനീയവും ബഹുമാനിക്കപ്പെടുന്നതുമായ ഓൺലൈൻ കാസിനോകളിൽ ഒന്നാണ് കാസിനോ ക്ലാസിക് എന്നത് അതിശയിക്കാനില്ല! കൊളോസിയം കാസിനോയിൽ, നിങ്ങൾക്ക് ആവേശകരവും വിശ്വസനീയവും വിശ്വസനീയവുമായ സേവനം വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ നൂതന ഗെയിമിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്, ഓൺലൈനിൽ ലഭ്യമായ മികച്ച സംവേദനാത്മക ഗെയിമിംഗ് അനുഭവങ്ങൾ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കാൻ കഴിയും! കൊളോസിയം കാസിനോയിൽ കളിക്കുന്നത് ഞങ്ങൾക്ക് ലഭ്യമായ അതിശയകരമായ ഓഫറുകൾ പ്രയോജനപ്പെടുത്താനും നിങ്ങളെ അനുവദിക്കുന്നു. എല്ലാ ഓൺലൈൻ ചൂതാട്ട പ്രേമികൾക്കും കോസ്മോ കാസിനോ തീർച്ചയായും ശരിയായ പ്ലാറ്റ്ഫോമാണ്. കോസ്മോ കാസിനോ നൽകുന്ന ബോണസും പ്രമോഷനുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് രസകരമായ സാഹസങ്ങൾ ആസ്വദിക്കാനും യഥാർത്ഥ പണം നേടാനും കഴിയുമെന്ന് സംവേദനാത്മക കാസിനോ എല്ലായ്പ്പോഴും ഉറപ്പാക്കുന്നു. കോസ്മോ കാസിനോ അവരുടെ പെരുമാറ്റത്തിന് കീഴിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഇന്ററാക്ടീവ് ഗെയിമിംഗ് കൗൺസിലിന് നന്ദി, അവരുടെ പണം, വ്യക്തിഗത വിവരങ്ങൾ, മൊത്തത്തിലുള്ള വാതുവയ്പ്പ് അനുഭവം എന്നിവ എല്ലായ്പ്പോഴും ഓൺലൈൻ ചൂതാട്ടക്കാർക്ക് ഉറപ്പാണ്. കോസ്മോ കാസിനോ സാധാരണയായി ഉപയോഗിക്കുന്ന നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ സ്വീകരിക്കുന്നു, കളിക്കാർക്ക് ഏറ്റവും സൗകര്യപ്രദവും വഴക്കമുള്ളതുമായ രീതി തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. അന്താരാഷ്ട്ര ലൈസൻസിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ചൂതാട്ടം നടത്താൻ ക്രേസിഫോക്സ് ഓൺലൈൻ കാസിനോയ്ക്ക് നിയമപരമായ അനുമതിയുണ്ട്. കാസിനോ പ്രവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നാണ് ന്യായമായ ഗെയിം ഉറപ്പാക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ, വിശ്വസനീയവും ദീർഘകാലമായി തെളിയിക്കപ്പെട്ടതുമായ സാക്ഷ്യപ്പെടുത്തിയ നിർമ്മാതാക്കളിൽ നിന്നുള്ള ഗെയിമുകൾ മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു ക്രിപ്‌റ്റോകറൻസി മാത്രം കാസിനോ എന്ന നിലയിൽ, കളിക്കാർക്ക് എല്ലാ ഇടപാടുകളിലും കൂടുതൽ നിയന്ത്രണമുണ്ട്, കൂടാതെ ഒരു ഇടത്തരം മനുഷ്യനെ ഉന്മൂലനം ചെയ്യുന്നതിനാൽ കുറഞ്ഞ സങ്കീർണതകൾ ആസ്വദിക്കുന്നു. ലഭ്യമായ മേള മാത്രം കാസിനോ എന്ന നിലയിൽ, കളിക്കാർക്ക് എല്ലാ ഗെയിം ഫലങ്ങളുടെയും ന്യായവും പരിശോധിക്കാൻ കഴിയും, അവരുടെ വിജയങ്ങൾ വെറും കാസിനോ വിശ്വസനീയമാണെന്ന് തെളിയിക്കാൻ. എല്ലാ ഗെയിമുകളും അദ്വിതീയമാണ്, മറ്റേതൊരു ക്രിപ്റ്റോ കാസിനോയിലും ഇത് കണ്ടെത്താനാകില്ല. ഓൺലൈൻ കാസിനോകളുടെ മുൻനിരയിൽ ക്രിപ്റ്റോ സ്ലോട്ടുകളെ വേറിട്ടുനിർത്തുന്നത് എന്താണെന്ന് കണ്ടെത്താൻ ഇപ്പോൾ സൈൻ അപ്പ് ചെയ്യുക, കൂടാതെ നിങ്ങളുടെ സ്പിന്നുകൾ ക്രിപ്റ്റോ വിജയങ്ങളാക്കി മാറ്റുക! പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങൾ ഓൺലൈനിൽ കാണുന്ന മികച്ച കാസിനോ വിനോദ പോർട്ടലിന്റെ ആസ്ഥാനമാണ് യൂറോ പാലസ്. 10 വർഷത്തിലേറെയായി, ഇത് ഏറ്റവും മികച്ച അടിത്തറയിലാണ് നിർമ്മിച്ചിരിക്കുന്നത്, നിങ്ങളെ പരിപാലിക്കുമെന്ന് അറിഞ്ഞ് നിങ്ങൾക്ക് വിശ്രമിക്കാം. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും സ്വകാര്യതയും നിലനിർത്തിക്കൊണ്ട് യൂറോ പാലസ് നാവിഗേറ്റ് ചെയ്യാനും കളിക്കാനും എളുപ്പമാണെന്ന് ഉറപ്പാക്കാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ഗെയിമുകളും ആവേശകരമായ പ്രമോഷനുകളും റിവാർഡുകളും ഒഴുകുന്നത് തുടരുന്നതാണ് പലരും ചേരാനുള്ള ഒരു പ്രധാന കാരണം. ഞങ്ങളുടെ ചൂതാട്ടക്കാരുടെ താൽപ്പര്യങ്ങളെ ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുകയും നിങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കാസിനോയിൽ യഥാർത്ഥ പണത്തിന്മേൽ വാതുവെപ്പ് നടത്തുക, നിങ്ങൾ സ്വയമേവ മികച്ച നിലയിലേക്ക് നീങ്ങുകയും കോംപ്ലിമെന്ററി പോയിന്റുകൾ ശേഖരിക്കുകയും ചെയ്യുന്നു, അത് യഥാർത്ഥ പണത്തിനായി കൈമാറ്റം ചെയ്യാവുന്നതാണ്. ഓരോ തവണയും നിങ്ങൾ ഒരു പുതിയ സ്റ്റാറ്റസ് നേടുമ്പോൾ, നിങ്ങൾക്ക് കോംപ്ലിമെന്ററി പോയിന്റുകൾക്ക് കൂടുതൽ പ്രയോജനകരമായ വിനിമയ നിരക്ക് ലഭിക്കും, കൂടാതെ ഞങ്ങൾ ഈ ഇവന്റ് ഒരു നല്ല ബോണസായി ആഘോഷിക്കും ഉയർന്ന നില, നിങ്ങളുടെ ബോണസ് കൂടുതൽ വിലപ്പെട്ടതാണ്! ഒരു എം‌ജി‌എ ലൈസൻസുള്ള ഒരു ഉറച്ചതും വിശ്വസനീയവുമായ കാസിനോ സൈറ്റാണ് കാസിനോ ഇവോസ്പിൻ. മികച്ച കാസിനോ ഗെയിമുകൾ ലഭ്യമാണ്, സ്ലോട്ടുകൾ, ലൈവ് കാസിനോ, ടേബിൾ ഗെയിമുകൾ, അതുപോലെ ജാക്ക്പോട്ടുകൾ എന്നിവയുൾപ്പെടെ. പുതിയ കളിക്കാർക്ക് മികച്ച സ്വാഗത ബോണസ് ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഒരു നല്ല കാലം ആശംസിക്കുന്നു! പെട്ടെന്നുള്ളതും ലളിതവുമായ നിക്ഷേപങ്ങളും പിൻവലിക്കലുകളും ഉറപ്പുനൽകുന്ന പേയ്‌മെന്റ് ഓപ്ഷനുകളുടെ വിശാലമായ തിരഞ്ഞെടുപ്പിന് നന്ദി കാസിനോ ഇവോസ്പിനിൽ പേയ്മെന്റ് എളുപ്പമാക്കി. ഈ രീതികളെല്ലാം സുരക്ഷിതവും സുരക്ഷിതവുമാണ്, കൂടാതെ കളിക്കാർക്ക് പൂർണ്ണമായ മനസ്സമാധാനത്തോടെ അവ ഉപയോഗിക്കാൻ കഴിയും, കാരണം അവരുടെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു, കൂടാതെ അനധികൃത മൂന്നാം കക്ഷികൾക്ക് ആക്സസ് ചെയ്യാൻ കഴിയില്ല. Fone കാസിനോയിലെ ഉപഭോക്തൃ പിന്തുണ 24/7 ലഭ്യമാണ്. നിങ്ങൾക്ക് ഒരു ഇമെയിൽ, ടോൾ ഫ്രീ ഫോൺ കോൾ അല്ലെങ്കിൽ ഫാക്സ് എന്നിവ ഉപയോഗിച്ച് അവരെ ബന്ധപ്പെടാം അല്ലെങ്കിൽ നിങ്ങൾക്ക് അവരുടെ ലൈവ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം. Roulette, baccarat, keno എന്നിവയും ബ്ലാക്ക്ജാക്കിന്റെ നിരവധി പതിപ്പുകളും ഉൾപ്പെടെ ഏറ്റവും ജനപ്രിയമായ എല്ലാ കാസിനോ ഗെയിമുകളും Fone- ൽ ലഭ്യമാണ്. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മുപ്പതിലധികം വീഡിയോ പോക്കർ ഗെയിമുകളും ഉണ്ട്, ഏറ്റവും ജനപ്രിയമായ എല്ലാ വ്യതിയാനങ്ങളുടെയും സിംഗിൾ, മൾട്ടി-ഹാൻഡ് പതിപ്പുകൾ ഉൾപ്പെടെ. സ്വതന്ത്ര സ്ഥാനങ്ങൾ ഭൂമി മുമ്പനായി വർഷം 2000 മുതൽ, നിങ്ങളുടെ സൽക്കാരം ആത്യന്തിക വെഗാസ് അനുഭവം വാഗ്ദാനം ചെയ്തു. നിങ്ങളുടെ അനുഭവം മറക്കാനാവാത്ത ഒന്നാക്കുക എന്ന ഉദ്ദേശ്യത്തോടെ വർഷങ്ങളുടെ അനുഭവവും അറിവും ഈ രസകരമായ സൗജന്യ സ്ലോട്ടുകളുടെ രൂപകൽപ്പനയിലേക്ക് പോയി. ഗെയിമിംഗ് ക്ലബ് കാസിനോ നിലവിലുള്ള ഏറ്റവും പഴയ ഓൺലൈൻ ബെറ്റിംഗ് സൈറ്റുകളിൽ ഒന്നാണ്. 1994 -ൽ സ്ഥാപിതമായ ഈ കാസിനോ അതിന്റെ സോഫ്‌റ്റ്‌വെയറുകളുടെയും ഗെയിമുകളുടെയും കാര്യത്തിൽ നിരന്തരം മുന്നിലാണ്. ഗെയിമിംഗ് ക്ലബ് കാസിനോ മികച്ച ഓൺലൈൻ കാസിനോകളിലൊന്നായി കണക്കാക്കപ്പെടുന്നു, കൂടാതെ കളിക്കാർ കാസിനോയുടെ ലൈബ്രറി ഗെയിമുകളെയും അതിന്റെ സ്ഥിരതയും വേഗത്തിലുള്ള ബാങ്കിംഗ് പ്രക്രിയകളും പതിവായി പ്രശംസിക്കുന്നു. നിങ്ങൾ എത്രനാളായി വെഗാസിൽ വന്യമായ ഒരു വാരാന്ത്യം ആസൂത്രണം ചെയ്യുന്നു? വെഗാസിലെ നിങ്ങളുടെ അവധിക്കാലത്തെക്കുറിച്ച് നിങ്ങൾ ഭ്രാന്തനും പകൽ സ്വപ്നങ്ങളും കാണുന്നുവെങ്കിൽ, ഇപ്പോൾ നിങ്ങളുടെ മടുപ്പിക്കുന്ന ചിന്തകൾ ഉണർത്തുകയും തീവ്രവും ആവേശകരവുമായ ചൂതാട്ടം, ഗെയിമിംഗ്, സ്പോർട്സ് വാതുവയ്പ്പ് എന്നിവ ആരംഭിക്കുക. ജെന്റിംഗ് കാസിനോ അവരുടെ ഗെയിമിംഗ് സോഫ്റ്റ്വെയറിന്റെ പ്രധാന ദാതാവായി പ്ലേടെക്കിനെ തിരഞ്ഞെടുത്തു. ഓൺലൈൻ ഗെയിമിംഗ് സേവനങ്ങളിലെ ഒരു ഭീമനായ പ്ലേടെക്, അവരുടെ ഗെയിമുകളുടെ വൈവിധ്യത്തിനും ഗുണനിലവാരത്തിനും കളിക്കാർക്കിടയിൽ നല്ല പ്രശസ്തി നേടിയിട്ടുണ്ട്. ജെന്റിംഗ് മറ്റ് കമ്പനികളുമായി, പ്രത്യേകിച്ച് ഐജിടി, നോവോമാറ്റിക് എന്നിവയുമായി സഹകരിച്ച്, അവരുടെ ഓഫറുകൾ പൂർത്തിയാക്കാനും ഉപയോക്താവിന് അധിക ചോയ്സ് നൽകാനും. അവരുടെ ഫിസിക്കൽ കാസിനോകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സോഫ്‌റ്റ്‌വെയർ നൽകാൻ അവരെ തിരഞ്ഞെടുത്തതിനുശേഷം, ജെന്റിംഗിന് പ്ലേടെക്കുമായി ശക്തമായ ബന്ധമുണ്ട്. ഗോൾഡൻ റീഫ് കാസിനോ 510 -ലധികം പുതിയതും ആവേശകരവുമായ സ്ലോട്ടുകൾ പ്രദർശിപ്പിക്കുന്നു, വീഡിയോ പോക്കർ, റൗലറ്റ്, ബ്ലാക്ക്ജാക്ക് കാസിനോ ഗെയിമുകൾ എന്നിവ തിരഞ്ഞെടുക്കാനും എല്ലാ തലത്തിലുള്ള കളിക്കാർക്കും കളിക്കാനും എളുപ്പമാണ്. ഗോൾഡൻ റീഫ് കാസിനോയിൽ ഓൺലൈൻ കാസിനോ ഗെയിമുകൾ കളിക്കുക, അത് എത്ര രസകരമാണെന്ന് എല്ലാവരും സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് നിങ്ങൾ ഉടൻ കാണും! ഞങ്ങളുടെ വർഷങ്ങളോളം ഞങ്ങളുടെ ടീം ഓൺലൈൻ ചൂതാട്ട മേഖലയിൽ അമൂല്യവും ആവശ്യമായതുമായ അനുഭവം നേടി. ഞങ്ങൾ എല്ലാ പാഠങ്ങളും ദഹിപ്പിക്കുകയും മികച്ചത് മാത്രം ഉപയോഗിക്കുകയും ചെയ്തു. ആധുനിക ചൂതാട്ടക്കാരന് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം കൂടാതെ ഞങ്ങളുടെ എല്ലാ അറിവും പ്രായോഗികമായി പ്രയോഗിക്കാൻ ശ്രമിക്കുന്നു. ഇന്ന് ഗോൾഡൻ സ്റ്റാർ ഉദാരമായ ബോണസ് പോളിസി, പതിവ് ഓഫറുകൾ, ടൂർണമെന്റുകൾ, മത്സരങ്ങൾ എന്നിവയാണ്. ചൂതാട്ടക്കാർക്ക് പരമാവധി സന്തോഷം നൽകുന്നതിന് ഞങ്ങളുടെ കാസിനോയിലെ ഗെയിമിനായി ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു. ഗോൾഡൻ ടൈഗർ കാസിനോ 9 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചു, അതിനുശേഷം മികച്ച ന്യൂ ഓൺലൈൻ കാസിനോ, മികച്ച കാസിനോ സേവനം, അടുത്തിടെ ഈ വർഷത്തെ മികച്ച മൈക്രോഗേമിംഗ് ഓൺലൈൻ കാസിനോ ഉൾപ്പെടെ നിരവധി അവാർഡുകൾ ഞങ്ങൾ നേടി. ഏറ്റവും രസകരമായ ചൂതാട്ട അനുഭവവും ഇന്റർനെറ്റിൽ എവിടെയും ലഭ്യമായ കാസിനോ ഗെയിമുകളുടെ വിശാലമായ തിരഞ്ഞെടുപ്പും നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഗ്രാൻഡ് ബേ കാസിനോ അതിന്റെ കളിക്കാരെ സുരക്ഷിതമായി നിലനിർത്തുന്നത് നിർണായകമാണെന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുനൽകാൻ അവർ 128-ബിറ്റ് SSL എൻക്രിപ്ഷൻ ഉപയോഗിച്ച് അവരുടെ നെറ്റ്‌വർക്ക് സംരക്ഷിച്ചിരിക്കുന്നു. ഈ സാങ്കേതികവിദ്യ നിങ്ങളുടെ ഡാറ്റ മറയ്ക്കുന്നു, അതേസമയം സുരക്ഷിതമായ സെർവറുകളിലേക്ക് പോകുമ്പോൾ ഒന്നും ചോർന്നില്ല. നിങ്ങളുടെ ഗെയിമുകൾ ക്രമരഹിതമാണെന്ന് തെളിയിക്കാൻ, ഗ്രാൻഡ് ബേ കാസിനോ ഐടെക് ലാബ്സ് ഓഡിറ്റർമാർ കാസിനോയുടെ റാൻഡം നമ്പർ ജനറേറ്റർ പരീക്ഷിച്ചു. അവരുടെ വെബ്‌സൈറ്റിന്റെ ചുവടെയുള്ള മുദ്ര കാണിക്കുന്നതുപോലെ, ഗെയിമുകൾ യഥാർത്ഥമാണ്. ഗ്രാൻഡ് ബേ കാസിനോ അതിന്റെ മുൻഗണനകളുടെ പട്ടികയിൽ ക്ലയന്റ് സഹായം വ്യക്തമായി നൽകുന്നു. കളിക്കാർക്ക് ദിവസത്തിലെ ഏത് സമയത്തും വിവിധ രീതികൾ ഉപയോഗിച്ച് കാസിനോ പിന്തുണയുമായി ബന്ധപ്പെടാം. ഗ്രാൻഡെ വെഗാസ് കാസിനോയ്ക്ക് കുറാക്കാവോയിൽ ലൈസൻസ് ഉണ്ട്, കൂടാതെ അതിന്റെ വലിയ ഗെയിമിംഗ് ലൈബ്രറിയുടെ പ്രശംസ പിടിച്ചുപറ്റി. ഗെയിമിംഗ് ലൈബ്രറിയും ജാക്ക്പോട്ടുകളും കാരണം കളിക്കാർക്ക് സാധാരണയായി ഗ്രാൻഡെ വെഗാസ് കാസിനോയെക്കുറിച്ച് അനുകൂലമായ കാഴ്ചപ്പാടുണ്ട്. നിങ്ങളുടെ വിജയങ്ങളും ക്യാഷ്-outsട്ടുകളും കർശനമായി രഹസ്യമായി സൂക്ഷിക്കുന്നു, കൂടാതെ വിജയകരമായ വിവരങ്ങൾ സുരക്ഷിതമായ പ്രവർത്തന പരിതസ്ഥിതികളിൽ സൂക്ഷിക്കുന്നു. ഗ്രാൻഡെ വെഗാസ് കാസിനോ നിങ്ങളുടെ വിജയ വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുകയും ഒരു മൂന്നാം കക്ഷിക്കും ഈ വിവരങ്ങൾ നൽകുകയും ചെയ്യുന്നില്ല. നിങ്ങൾ ആഡംബരത്തിനായി തിരയുകയാണെങ്കിൽ, നിങ്ങൾ അത് ഗ്രാൻഡ് ഹോട്ടൽ കാസിനോയിൽ കണ്ടെത്തി. നിങ്ങളുടെ സ്വന്തം സ്വീകരണമുറിയിലെ സുഖപ്രദമായ ലാസ് വെഗാസ് കാസിനോയിൽ കളിക്കുന്നതിന്റെ സംവേദനവും ആവേശവും നേടുക. ഓരോ സെക്കൻഡിലും കയറുന്ന 16 പുരോഗമന ജാക്ക്‌പോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട് നിങ്ങൾക്ക് അടുത്ത രാത്രിയിലെ കോടീശ്വരനാകാൻ കഴിയുമോ?! ഇത് മികച്ചതും സുരക്ഷിതവുമായ ഓൺലൈൻ ഗെയിമിംഗ് ആണ്! ഗ്രാൻഡ് മോണ്ടിയൽ കാസിനോ നിങ്ങൾക്ക് ഏറ്റവും രസകരമായ ചൂതാട്ടം, ഏറ്റവും പുതിയ ഓൺലൈൻ കാസിനോ ഗെയിമുകൾ, ഒരു വലിയ കാസിനോ ബോണസ് എന്നിവ കൊണ്ടുവരുന്നതിൽ അഭിമാനിക്കുന്നു. നിങ്ങളുടെ സ്വന്തം പണം ഉപയോഗിക്കേണ്ടതില്ലാത്തപ്പോൾ ഒരു ഓൺലൈൻ കാസിനോയിൽ കളിക്കുന്നത് എളുപ്പമാണ്. ഗൺസ്ബെറ്റ് ഓൺലൈൻ കാസിനോയ്ക്ക് അന്താരാഷ്ട്ര ലൈസൻസിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ചൂതാട്ടം നടത്താൻ നിയമപരമായ അനുമതി ഉണ്ട്. കാസിനോ പ്രവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്നാണ് ന്യായമായ ഗെയിം ഉറപ്പാക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ, വിശ്വസനീയവും ദീർഘകാലമായി തെളിയിക്കപ്പെട്ടതുമായ സാക്ഷ്യപ്പെടുത്തിയ നിർമ്മാതാക്കളിൽ നിന്നുള്ള ഗെയിമുകൾ മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഹെവി ചിപ്സ് കാസിനോ 2018 ൽ ആരംഭിച്ചു, കളിക്കാർക്ക് സ്ലോട്ടുകൾ, കാസിനോ ഗെയിമുകൾ, തത്സമയ ഡീലർ ഗെയിമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഹോംപേജിൽ നിന്ന് ഒറ്റ ക്ലിക്കിലൂടെ കാസിനോ ശോഭയുള്ള രൂപകൽപ്പനയും നാവിഗേറ്റ് ചെയ്യാൻ എളുപ്പവുമാണ്. ഈ ചൂതാട്ടകേന്ദം കുരക്കാവോ സർക്കാർ ഓൺലൈൻ ചൂതാട്ടത്തിന് ലൈസൻസുള്ളതാണ്. ഹൈ കൺട്രി കാസിനോ 24/7 ഉപഭോക്തൃ പിന്തുണ വാഗ്ദാനം ചെയ്യുന്നു, അതായത് ഞങ്ങളുടെ ഓൺലൈൻ കാസിനോയിൽ കളിക്കുമ്പോൾ കളിക്കാർക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അത് എത്രയും വേഗം ഉത്തരം നൽകാനും പരിഹരിക്കാനും കഴിയും. വെബിലെ മികച്ച കാസിനോ ഗെയിമുകൾ ഉപയോഗിച്ച്, ഈ ലോകത്തിൽ നിന്ന് ഓൺലൈൻ കാസിനോ ബോണസുകൾ, ഒരു നക്ഷത്ര വിഐപി പ്രോഗ്രാം കൂടാതെ അതിലേറെയും, ഹൈ കൺട്രി കാസിനോ ആത്യന്തിക ഓൺലൈൻ ഗെയിമിംഗ് അനുഭവമാണ്. ഹൗസ് ഓഫ് ജാക്ക്, ഞങ്ങളുടെ കളിക്കാർക്ക് വേണ്ടത് കൃത്യമായി നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. യഥാർത്ഥ പണത്തിനായുള്ള മുൻനിരയിലുള്ള ഓൺലൈൻ കാസിനോ ഗെയിമുകളും ഇതിൽ ഉൾപ്പെടുന്നു, മുൻനിര ഇന്റർനെറ്റ് ചൂതാട്ട സേവനങ്ങളും സുരക്ഷയും. ഇക്കാരണത്താൽ, നിങ്ങൾക്ക് മികച്ച ചൂതാട്ട ഗെയിമുകൾ ആസ്വദിക്കാൻ കഴിയുന്ന മികച്ച ഓൺലൈൻ കാസിനോ സൈറ്റുകളിൽ ഒന്നാണ് ഹൗസ് ഓഫ് ജാക്ക്. കാസിനോ ഗെയിമുകളും ചൂതാട്ട ഓപ്പറേറ്റർമാരും തിരഞ്ഞെടുക്കുമ്പോൾ ഹൗസ് ഓഫ് ജാക്ക് മികച്ച പത്ത് ഓൺലൈൻ കാസിനോകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ഹൗസ് ഓഫ് ജാക്ക്, നിങ്ങൾക്ക് തിരഞ്ഞെടുക്കാനായി ഞങ്ങൾക്ക് ധാരാളം ഗെയിമുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മികച്ച ഓൺലൈൻ പോക്കികൾ, ബ്ലാക്ക് ജാക്ക്, ക്രാപ്സ്, വീഡിയോ പോക്കർ, റൗലറ്റ് എന്നിവ വരെ എല്ലാം ഉണ്ട്, അതിനാൽ മികച്ച ഓൺലൈൻ കാസിനോകളിലൊന്നിൽ ഉരുളാൻ തയ്യാറാകൂ! ജാക്ക്‌പോട്ട് ക്യാപിറ്റലിൽ, വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരത്തേക്കാൾ കൂടുതൽ പേര് അർത്ഥമാക്കുന്നു. ഒരു വലിയ ഗെയിം തിരഞ്ഞെടുപ്പും ബോണസുകളുടെ അനന്തമായ കാസ്കേഡും ഓഫറിൽ ഉണ്ട്, ഇത് ഓരോ കളിക്കാരനും ഒരു ചെറിയ ജാക്ക്പോട്ട് അവസരം നൽകുന്ന ഒരു സൈറ്റാണ്. നിങ്ങൾ സ്ലോട്ടുകൾ കളിക്കുന്നത് ആസ്വദിക്കുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്ക് അവരെ ഭാഗികമായി ഇഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്, കാരണം ഏത് സമയത്തും വലിയ ജാക്ക്പോട്ടുകൾ നേടാനുള്ള അവസരം അവർ നിങ്ങൾക്ക് നൽകുന്നു. ഒരു കാസിനോ സൈറ്റ് അതിനെ ജാക്ക്പോട്ട് ക്യാപിറ്റൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഇത് എളുപ്പമാക്കുന്നു. എല്ലാത്തിനുമുപരി, ജാക്ക്‌പോട്ട് പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽ കളിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? ജാക്ക്‌പോട്ട് സിറ്റി കാസിനോ ഓൺലൈൻ കാസിനോ ലോകത്തിലെ ഒരു മുൻനിരക്കാരനാണ്, 1998 ൽ ആരംഭിച്ചു. അതിനുശേഷം ഓൺലൈൻ കാസിനോ ചൂതാട്ട ഭീമന്മാരിൽ ഒരാളായി വളർന്നു. ജാക്ക്‌പോട്ട് സിറ്റി കാസിനോ ഉള്ളിടത്തോളം കാലം വിജയകരമായി പ്രവർത്തിക്കുന്ന ഏത് കാസിനോയും ശരിയായി എന്തെങ്കിലും ചെയ്യുന്നുണ്ടായിരിക്കണം. ഈ കാസിനോ വ്യക്തമായും ഒരുപാട് ശരിയായി ചെയ്യുന്നു. ഓൺലൈനിൽ മികച്ച കാസിനോ ഗെയിമുകൾ കളിക്കാൻ നിങ്ങൾ തയ്യാറാണോ? ഞങ്ങൾ അങ്ങനെ വിചാരിച്ചു! ഒരു ഫ്ലാഷിലെ ജാക്ക്‌പോട്ടുകൾ അഭിമാനപൂർവ്വം സ്ലോട്ടുകൾ, ടേബിൾ ഗെയിമുകൾ, അതിനിടയിലുള്ള എല്ലാം എന്നിവയുടെ ഒരു വലിയ നിര അവതരിപ്പിക്കുന്നു. ഞങ്ങളുടെ കാസിനോ ഗെയിമുകളുടെ ശ്രേണി വിപുലമാണ്, നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിൽ ആസ്വദിക്കാനാകും, അല്ലെങ്കിൽ നിങ്ങൾ എവിടെ പോയാലും മൊബൈലിൽ കളിക്കാനും കഴിയും. കട്ടിംഗ് എഡ്ജ് ആയ ഗ്രൗണ്ട് ബ്രേക്കിംഗ് സോഫ്‌റ്റ്‌വെയറിലൂടെ പ്രവർത്തിക്കുന്നത്, മുമ്പത്തേക്കാളും ആക്സസ് ചെയ്യാൻ എളുപ്പമുള്ള ഒരു അത്ഭുതകരമായ കാസിനോ ഗെയിമുകൾ നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങളുടെ സുരക്ഷിതവും സുരക്ഷിതവുമായ ബാങ്കിംഗ് ഓപ്ഷനുകൾ, ഞങ്ങളുടെ 24/7 പിന്തുണ, ബോണസുകളുടെയും പ്രമോഷനുകളുടെയും ഒരു ശേഖരം എന്നിവ നിങ്ങളുടെ ബാങ്ക്‌റോളിന് ഉത്തേജനം നൽകും, ഒപ്പം നിങ്ങൾക്ക് വിജയത്തിനുള്ള ഒരു പാചകക്കുറിപ്പ് ലഭിക്കുകയും ചെയ്യും! ജൂപ്പിറ്റർ ക്ലബ് കാസിനോ ഒരു മൗസിന്റെ ക്ലിക്കിലൂടെ നിങ്ങൾക്ക് ആവേശവും നേർപ്പിക്കാത്ത വിനോദവും നൽകുന്നു! അതിശയകരമായ പുരോഗമന ജാക്ക്‌പോട്ടുകൾ, വീഡിയോ സ്ലോട്ടുകൾ, വീഡിയോ പോക്കർ, റൗലറ്റ്, ബ്ലാക്ക് ജാക്ക്, മൂന്ന് കാർഡ് പോക്കർ, കെനോ എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി എച്ച്ഡി കാസിനോ ഗെയിമുകൾക്കിടയിൽ നിങ്ങൾക്ക് പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുമ്പോൾ ഇവിടെ നിങ്ങൾക്ക് ജീവിതം ഒരു ഗെയിം ആക്കാൻ കഴിയും. 2001 ൽ സ്ഥാപിതമായ ഈ ഓൺലൈൻ കാസിനോ അതിന്റെ എല്ലാ കളിക്കാർക്കും സവിശേഷവും ആവേശകരവുമായ കാസിനോയും ഗെയിമിംഗ് അനുഭവവും നൽകുന്നു. കാസിനോ രാജ്യത്തിന്റെ മധ്യകാല കോട്ടയിൽ പ്രവേശിച്ച് ഒരു രാജകീയ നൈറ്റ് അല്ലെങ്കിൽ ഭാവി രാജ്ഞിയെപ്പോലെ പരിഗണിക്കാൻ തയ്യാറാകുക. ഒരു ഓൺലൈൻ കാസിനോയിൽ നിന്നും മറ്റും നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം ഞങ്ങളുടെ പക്കലുണ്ട്! ഏറ്റവും പുതിയ എല്ലാ കാസിനോ ഗെയിമുകളും, കട്ടിംഗ് എഡ്ജ് ഗെയിമിംഗ് സോഫ്‌റ്റ്‌വെയറും മികച്ച ഉപഭോക്തൃ സേവനവും ചേർന്ന് കാസിനോ രാജ്യത്തിലെ നിങ്ങളുടെ അനുഭവം തികച്ചും ആഡംബരവും ഗുണമേന്മയുള്ളതുമാക്കി മാറ്റുന്നു. ലേക്ക് പാലസ് കാസിനോ ഓരോ കളിക്കാരനും ഒരു ജീവിതകാലത്തെ സാഹസികതയ്ക്ക് അവസരം നൽകുന്നു. കാസിനോ സോഫ്റ്റ്വെയർ, ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളിൽ ലഭ്യമാണ്. ലേക് പാലസ് കാസിനോയുടെ ആവേശകരമായ സാഹസികതകൾ ഐതിഹാസികമാണ്, കാരണം അവ ഒരു അഡ്രിനാലിൻ നയിക്കുന്ന ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു കൂടാതെ എല്ലാം ഒരു ബട്ടൺ ക്ലിക്കുചെയ്യുമ്പോൾ ലഭ്യമാണ്! ലാസ് വെഗാസ് യുഎസ്എ ബ്ലാക്ക് ജാക്ക്, ബക്കാററ്റ്, കരീബിയൻ സ്റ്റഡ്, വീഡിയോ പോക്കർ, റൗലറ്റ്, സ്ലോട്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാസിനോ ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഡെവലപ്പർമാരുടെ ടീം കഴിയുന്നത്ര തവണ ആവേശകരമായ പുതിയ ഗെയിമുകൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഞങ്ങളുടെ കാസിനോ യഥാർത്ഥത്തിൽ ലാസ് വെഗാസിലെ ഭൂമി അടിസ്ഥാനമാക്കിയുള്ള കാസിനോകളേക്കാൾ മികച്ച സാധ്യതകൾ നൽകുകയും കർശനമായ നെവാഡ ഗെയിമിംഗ് നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. രസകരമോ യഥാർത്ഥ പണമോ ഉപയോഗിച്ച് കളിക്കാൻ മടിക്കേണ്ടതില്ല. ലിബ്രബെറ്റ് കാസിനോയിൽ കളികളുടെ ഒരു വലിയ ശേഖരം നിറഞ്ഞിരിക്കുന്നു, അതിൽ 1,700 ൽ കൂടുതൽ കളിക്കാൻ ലഭ്യമാണ്. കാസിനോ ഗെയിംസ് ശേഖരം വൈവിധ്യമാർന്നതും വലുതുമാണ്, നിരവധി ഡസൻ ദാതാക്കൾ നൽകുന്ന ഗെയിമുകൾ. വീഡിയോ സ്ലോട്ടുകളും പുരോഗമന ജാക്ക്പോട്ടുകളും സഹിതം, കാസിനോ ടേബിൾ, കാർഡ് ഗെയിമുകൾ, ലൈവ് ഡീലർ ഗെയിമുകൾ, വീഡിയോ പോക്കർ ഗെയിമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ദിവസത്തിന്റെ മിക്ക മണിക്കൂറുകളിലും ഉപഭോക്തൃ പിന്തുണ ലഭ്യമാണ്, നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ധാരാളം പേയ്‌മെന്റ് രീതികളുണ്ട്. കാത്തിരിപ്പ് സമയം ശരാശരിയേക്കാൾ വേഗത്തിലാണെങ്കിലും പിൻവലിക്കലിനായി ചിലർ കാത്തിരിക്കുന്നു. കുറാക്കാവോ സർക്കാർ കാസിനോയ്ക്ക് ലൈസൻസ് നൽകിയിട്ടുണ്ട്, കൂടാതെ ധാരാളം രാജ്യങ്ങളിൽ ആക്സസ് ചെയ്യാൻ ലഭ്യമാണ്. ലൈറ്റ് കാസിനോ 2019 ൽ റോമിക്സ് ലിമിറ്റഡ് ആരംഭിച്ചു. ചില മുൻനിര വ്യവസായ ദാതാക്കളിൽ നിന്നുള്ള ഗെയിമുകളുടെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പും മനോഹരമായ, ഉപയോക്തൃ-സൗഹൃദ സൈറ്റും ഫീച്ചർ ചെയ്യുന്ന, കാസിനോയ്ക്ക് മാൾട്ട ഗെയിമിംഗ് അതോറിറ്റി പൂർണ്ണമായും ലൈസൻസും നിയന്ത്രണവും നൽകുന്നു. എല്ലാ അർത്ഥത്തിലും ഒരു ആധുനിക ഗെയിമിംഗ് ഓപ്പറേറ്ററാണ് ലൈറ്റ് കാസിനോ. നന്നായി രൂപകൽപ്പന ചെയ്തതും സ്വാഗതം ചെയ്യുന്നതുമായ തൽക്ഷണ-പ്ലേ സൈറ്റ് കളിക്കാർക്ക് അവരുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലോ മൊബൈൽ ഉപകരണങ്ങളിലോ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് ഡൗൺലോഡുകളോ ഇൻസ്റ്റാളേഷനോ ഇല്ലാതെ ആരംഭിക്കുന്നത് എളുപ്പമാക്കുന്നു. എളുപ്പത്തിലുള്ള നാവിഗേഷനായി ഉപയോക്തൃ ഇന്റർഫേസ് വിവിധ ഫിൽട്ടറിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾ LOKI കാസിനോയുടെ സ്രഷ്ടാക്കളാണ്, ചൂതാട്ട വ്യവസായത്തിൽ വിപുലമായ അനുഭവമുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളിലും നൂറുകണക്കിന് കാസിനോകളും ചൂതാട്ട ക്ലബ്ബുകളും ആരംഭിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഞങ്ങൾക്ക് നിരവധി വർഷത്തെ അനുഭവമുണ്ട്. ഓൺലൈൻ ചൂതാട്ട വിപണി ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത ശേഷം, ഞങ്ങളുടെ സ്വന്തം വെബ് പ്രോജക്റ്റ് സൃഷ്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു: ലോക്കി കാസിനോ. ഞങ്ങൾ അവിടെ നിർത്താൻ പോകുന്നില്ല, എല്ലാ ദിവസവും പ്രോജക്റ്റിൽ പ്രവർത്തിക്കുന്നത് തുടരും. ഓൺലൈൻ കാസിനോകളുടെ എല്ലാ ആരാധകർക്കും, നിക്ഷേപം ആവശ്യമില്ല ലക്കി ചക്രവർത്തി കാസിനോയിലെ ഈ മികച്ച അവസരം നഷ്ടപ്പെടുത്തരുത്! വർഷങ്ങളായി, ലക്കി ചക്രവർത്തി കാസിനോ ഏറ്റവും ആവേശകരവും ആസ്വാദ്യകരവുമായ കാസിനോ ഗെയിമുകൾ ഏറ്റവും വലിയ ജാക്ക്‌പോട്ട് പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതിൽ ശക്തമായ പ്രശസ്തി നേടി. വിനോദം സമാനതകളില്ലാത്തത് മാത്രമല്ല, വർഷത്തിലെ 24/7, 365 ദിവസവും സൗജന്യമായി ലഭിക്കുന്ന ഉപഭോക്തൃ പിന്തുണയും. ലക്കി ഹിപ്പോ കാസിനോ, വേഗത്തിലും എളുപ്പത്തിലും പിൻവലിക്കൽ. ഞങ്ങളുടെ കളിക്കാർക്കായി ഒന്നിലധികം ബാങ്കിംഗ് ഓപ്ഷനുകൾ ലഭ്യമാണ്. ഞങ്ങളുടെ കാസിനോയിലെ പ്രൊഫഷണൽ ടീം എല്ലാ പേയ്‌മെന്റുകളും കൈകാര്യം ചെയ്യുന്നു, അവ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നു. ലക്കി ഹിപ്പോയ്ക്ക് കളിക്കാർക്ക് സുരക്ഷിതമായ വേഗത്തിലുള്ള പേയ്‌മെന്റുകൾ ഉണ്ട്, കാരണം നിങ്ങളുടെ വിജയങ്ങൾ വേഗത്തിൽ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു! ഞങ്ങളുടെ യോഗ്യതയുള്ള ഉപഭോക്തൃ സേവന ടീം നിങ്ങൾക്ക് എപ്പോഴും ലഭ്യമാണ്. ലക്കി ഹിപ്പോ കാസിനോ ഒരു മികച്ച ഓൺലൈൻ കാസിനോ അനുഭവത്തിന് അനുയോജ്യമായ സ്ഥലമാണ്. വലിയ വിജയം നേടുക, നല്ല സമയം ആസ്വദിക്കൂ, ലക്കി ഹിപ്പോ അനുഭവം ജീവിക്കുക, കളിക്കാർക്ക് എല്ലായ്പ്പോഴും വലിയ പ്രതിഫലം ലഭിക്കും. ലക്കി നഗ്ഗെറ്റ് ഡിജിമീഡിയ, ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും മാൾട്ടയുടെ ലോട്ടറീസ് ആൻഡ് ഗെയിമിംഗ് അതോറിറ്റിയുടെ ലൈസൻസുള്ളതും ഇക്കോഗ്ര അംഗീകാര മുദ്ര വഹിക്കുന്നതുമാണ്. വിജയിക്കാനുള്ള ന്യായമായ അവസരമുള്ള ഉയർന്ന നിലവാരമുള്ള ഗെയിമുകൾ അവതരിപ്പിക്കുന്നതിനുള്ള സുരക്ഷിതവും സുരക്ഷിതവുമായ സ്ഥലമാണ് ലക്കി നഗ്ഗെറ്റ് എന്നതിന്റെ കൂടുതൽ സൂചനകളാണിത്. വ്യവസായത്തിലെ അതികായന്മാരിലൊരാളായ മൈക്രോഗേമിംഗ് സോഫ്റ്റ്വെയറാണ് ലക്കി നഗ്ഗറ്റ് കാസിനോയ്ക്ക് കരുത്ത് പകരുന്നത്. മൈക്രോഗെയിമിംഗും വളരെക്കാലമായി നിലവിലുണ്ട്, പക്ഷേ ഇത് 21 -ആം നൂറ്റാണ്ട് തയ്യാറാക്കി മാറ്റുന്നതിന് സോഫ്റ്റ്വെയർ തുടർച്ചയായി അപ്ഡേറ്റ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ പതിവ് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളുടെ ഗുണഭോക്താവാണ് ലക്കി നഗ്ഗെറ്റ്. ആഡംബര കാസിനോയിൽ, നിങ്ങൾക്ക് ആവേശകരവും വിശ്വസനീയവും വിശ്വസനീയവുമായ സേവനം വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ നൂതന ഗെയിമിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്, ഓൺലൈനിൽ ലഭ്യമായ മികച്ച സംവേദനാത്മക ഗെയിമിംഗ് അനുഭവങ്ങൾ ഞങ്ങൾ നിങ്ങൾക്ക് എത്തിക്കാൻ കഴിയും! ആഡംബര കാസിനോയിൽ കളിക്കുന്നത് ഞങ്ങൾക്ക് ലഭ്യമായ അതിശയകരമായ ഓഫറുകൾ പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു, നിങ്ങൾക്ക് മികച്ച പ്രമോഷനുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. കാസിനോ മലിന ഒരു മികച്ച വൈവിധ്യമാർന്ന ഗെയിമുകൾ, ടൺ ബോണസ്, ഭാഷകളുടെയും കറൻസികളുടെയും വിശാലമായ നിര എന്നിവയുള്ള ഒരു മികച്ച പുതിയ കാസിനോയാണ്. ഒന്നാമതായി, ഒരു നിക്ഷേപത്തിന് ശേഷം നിങ്ങൾക്ക് 500 പൗണ്ട് സമ്പന്നരാകാനും സ്ലോട്ട് മെഷീനുകളിൽ 200 സൗജന്യ സ്പിന്നുകൾ നേടാനും കഴിയും. എല്ലാ ആഴ്ചയും നിങ്ങൾക്ക് പ്രത്യേക പ്രതിവാര റീലോഡ് ബോണസ് ലഭിക്കാൻ 50% € 700 50 ഫ്രീ സ്പിൻ ലഭിക്കും. ദി മാസ്ക്ഡ് സിംഗർ യുകെയെ അടിസ്ഥാനമാക്കി ഹിറ്റ് റിയാലിറ്റി ടിവി ആലാപന മത്സരം മാസ്ക്ഡ് സിംഗർ യുകെ ഗെയിംസ് പരമ്പരയിലെ രസകരവും ആഡംബരവും മികച്ച നിലവാരമുള്ള ഓൺലൈൻ കാസിനോ വിനോദത്തിന്റെ ആവേശവും സംയോജിപ്പിക്കുന്നു! അവർ ജനപ്രിയ ഷോയുടെ ആരാധകരായാലും അല്ലെങ്കിൽ സ്ലോട്ടുകൾ, ജാക്ക്‌പോട്ട് ഗെയിമുകൾ, കാർഡ്, ടേബിൾ ഗെയിമുകൾ അല്ലെങ്കിൽ തത്സമയ കാസിനോ പ്രവർത്തനം എന്നിവയുടെ ആരാധകരായാലും, ഈ officialദ്യോഗിക കാസിനോ ബ്രാൻഡിൽ നല്ല സമയം ആഗ്രഹിക്കുന്ന എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. യുകെ കളിക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നത്, പൂർണ്ണമായി ലൈസൻസുള്ള ഈ ഗെയിമിംഗ് ഡെസ്റ്റിനേഷൻ ധാരാളം പ്രമോഷനുകളിൽ ആനന്ദിക്കുന്നു. ഡെയ്‌ലി പിക്സ്, ടൂർണമെന്റുകൾ, പ്രതിദിനം സമ്മാനങ്ങൾ നേടാൻ കഴിയുന്ന വിഐപി റിവാർഡുകൾ എന്നിവ പോലുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. വിനോദത്തിനപ്പുറം, 24/7 വിശ്വസനീയമായ ഉപഭോക്തൃ പിന്തുണയോടെ 100% സുരക്ഷിതവും ന്യായവും ഉത്തരവാദിത്തവുമുള്ള അന്തരീക്ഷത്തിൽ കളിക്കുന്ന കളിക്കാർക്ക് മനസ്സമാധാനമുണ്ട്. മമ്മിയുടെ ഗോൾഡ് കാസിനോ പ്രവർത്തിക്കുന്നത് മൈക്രോഗേമിംഗ് ആണ്, സേവനത്തിന്റെ സ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും സാങ്കേതികമായി മികച്ച ഉൽപ്പന്നങ്ങൾക്കും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു പേര്. മൈക്രോഗേമിംഗ് സോഫ്റ്റ്വെയറും മമ്മിയുടെ ഗോൾഡ് കാസിനോ സോഫ്റ്റ്വെയറും നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. ഗ്രാഫിക്സ്, ശബ്ദങ്ങൾ, ആനിമേഷനുകൾ എന്നിവ ഒരു ഉയർന്ന തലത്തിലുള്ള പുതിയ ഓൺലൈൻ കാസിനോയിൽ നിങ്ങൾ കണ്ടെത്തുന്നതിന് തുല്യമാണ്. മ്യൂസിക് ഹാൾ കാസിനോ സുരക്ഷ വളരെ ഗൗരവമായി എടുക്കുന്നു. 2008 ൽ, മ്യൂസിക് ഹാൾ കാസിനോ സ്വതന്ത്ര ഓൺലൈൻ ഗെയിമിംഗ് ഓഡിറ്റർ eCOGRA- യിൽ നിന്ന് സുരക്ഷിതവും ന്യായമായതുമായ ഒരു മുദ്ര നേടി. പെട്ടെന്നുള്ള പണമടയ്ക്കൽ, വിവരങ്ങളുടെ സുരക്ഷിതമായ സംഭരണം, ക്രമരഹിതമായ ഗെയിമുകൾ, സത്യസന്ധമായ പരസ്യംചെയ്യൽ, ഉത്തരവാദിത്തമുള്ള പെരുമാറ്റം തുടങ്ങിയ പ്രധാനപ്പെട്ട പ്രശ്നങ്ങൾ എല്ലാം eCOGRA പരിശോധിച്ചുറപ്പിക്കുകയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ടെന്ന അറിവിൽ കളിക്കാർക്ക് വിശ്രമിക്കാം. ഗെയിമിംഗ് വ്യവസായത്തിലെ ഏറ്റവും പുതിയ കാസിനോ ഉൽപ്പന്നമാണ് നോമിനി. പൂർണ്ണമായും ലൈസൻസുള്ള ഈ കാസിനോ ഓൺലൈൻ ഗെയിമർമാർക്ക് വ്യത്യസ്തവും ആവേശകരവുമായ എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. 3500 -ലധികം കാസിനോ ഗെയിമുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, ഓൺലൈൻ ഗെയിമിംഗ് ലോകത്ത് ഓൺലൈൻ ഗെയിമർമാർ അന്വേഷിക്കുന്നതിൽ കൂടുതലും ഉള്ള ഒരു കാസിനോയാണ് ഇത് എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ഗെയിമുകളുടെ വിശാലമായ തിരഞ്ഞെടുപ്പ് നിങ്ങൾ ഓൺലൈനിൽ കളിക്കാൻ തയ്യാറാകുമ്പോഴെല്ലാം അനന്തമായ വിനോദവും വിനോദവും ആസ്വദിക്കാനുള്ള അവസരം നൽകുന്നു. സമയം തിരികെ പോയി നൊസ്റ്റാൾജിയ ചൂതാട്ടകേന്ദം ഓൺലൈൻ കാസിനോ ചൂതാട്ടത്തിൽ ആത്യന്തിക അനുഭവം. നിങ്ങൾക്ക് 500 സൗജന്യമായി അഭിമാനകരമായ സ്വീകർത്താവാകാം, അത് നിങ്ങളുടെ പ്രായം പരിശോധിച്ചുകൊണ്ട് ആരംഭിക്കുന്നു! നൊസ്റ്റാൾജിയ കാസിനോയിൽ, ഞങ്ങൾ സുരക്ഷിതവും സുരക്ഷിതവുമായ ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു, അതിനാൽ നിങ്ങൾക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് സ്ഥിരീകരിച്ചതിന് ഞങ്ങൾ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങളുടെ പ്രായം പരിശോധിക്കുക 1 നിക്ഷേപിക്കുക, ഞങ്ങൾ നിങ്ങൾക്ക് 20 സൗജന്യമായി നൽകും! എല്ലാ ആർടിജി ഓൺലൈൻ കാസിനോ ഗെയിമുകളിലും ഏറ്റവും മികച്ചതും ജനപ്രിയവുമായ അംഗങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ഓൺലൈൻ കാസിനോയാണ് ഓൾഡ് ഹവാന. വൈവിധ്യത്തെ സംബന്ധിച്ചിടത്തോളം, വിപണിയിലെ ഓൺലൈൻ ചൂതാട്ട ഗെയിമുകളുടെ ഏറ്റവും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിൽ ഒന്ന് ഞങ്ങളുടെ പക്കലുണ്ട്. കാസിനോ ഗെയിമുകളിൽ ബ്ലാക്ക് ജാക്ക്, പോക്കർ എന്നിവ പോലുള്ള പ്രിയപ്പെട്ടവ ഉൾപ്പെടുന്നു, ഓരോന്നിലും നിരവധി ഇനങ്ങൾ. ടേബിൾ ഗെയിമുകളുടെ കാര്യത്തിൽ നിങ്ങൾക്ക് ക്രാപ്സ്, റൗലറ്റ്, ബിങ്കോ, കെനോ എന്നിവയും കളിക്കാം. നിങ്ങൾ ഗെയിമിന്റെ ടേബിൾ പതിപ്പിനേക്കാൾ വീഡിയോ പോക്കർ കളിക്കുന്നത് ആസ്വദിക്കുന്ന ഒരാളാണെങ്കിൽ, ഞങ്ങൾക്ക് ഗെയിമിന്റെ ഇരുപതോളം പതിപ്പുകൾ ഉണ്ടെന്ന് കണ്ടെത്തുന്നതിൽ നിങ്ങൾ സന്തുഷ്ടരാണ്. ഫീനിഷ്യൻ കാസിനോയിൽ ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ വിലമതിക്കുകയും നിങ്ങൾക്ക് സേവനം എത്രത്തോളം പ്രധാനമാണെന്ന് അറിയുകയും ചെയ്യുന്നു. ഞങ്ങളുടെ വിദഗ്ദ്ധ ഉപഭോക്തൃ സേവന ടീം നിങ്ങൾക്ക് 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ലഭ്യമാണ്. നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും പിന്തുണാ ടീം ഉണ്ട്, ടോൾ ഫ്രീ ടെലിഫോൺ നമ്പർ, ഇമെയിൽ അല്ലെങ്കിൽ ഞങ്ങളുടെ തത്സമയ ചാറ്റ് സവിശേഷത ഉപയോഗിച്ച് ബന്ധപ്പെടാം. ഹോം പേജിൽ ചാരുതയും സമൃദ്ധിയും നിങ്ങളെ അഭിവാദ്യം ചെയ്യുന്ന ഒരു ഓൺലൈൻ കാസിനോയ്ക്കായി നിങ്ങൾ തിരയുകയാണെങ്കിൽ, പ്ലാറ്റിനം പ്ലേ നിങ്ങൾക്ക് അനുയോജ്യമാണ്. കാസിനോ കളിക്കാർക്ക് പ്രീമിയം മൈക്രോ ഗെയിമിംഗ് കാസിനോ ഗെയിമുകളും ഉപഭോക്തൃ സേവനത്തിന്റെയും പിന്തുണയുടെയും സാധ്യമായ ഏറ്റവും ഉയർന്ന നിലവാരവും വാഗ്ദാനം ചെയ്യുന്നു. കളിക്കാർക്ക് ഡെസ്ക്ടോപ്പ്, ബ്രൗസർ, മൊബൈൽ എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിൽ സൈറ്റ് ആക്സസ് ചെയ്യാൻ കഴിയും. അവസാനമായി, നിങ്ങൾക്ക് തിരികെ നിയന്ത്രണം നൽകുന്ന ഒരു കാസിനോയാണ് PlayOJO. വാജിംഗ് നിയന്ത്രണങ്ങളില്ല, മറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്ല, യഥാർത്ഥ പണവും യഥാർത്ഥ കളിയും. ഗെയിമിംഗ് അതോറിറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ലൈസൻസുള്ള, PlayOJO ഓൺലൈൻ കാസിനോയ്ക്ക് കളിക്കാർക്കും സമപ്രായക്കാർക്കും ഇടയിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്, പ്രവർത്തനത്തിന്റെ ആദ്യ 9 മാസത്തിനുള്ളിൽ തന്നെ അതിന്റെ പേരിൽ മൂന്ന് പ്രധാന അവാർഡുകൾ ഉണ്ട്. ലണ്ടനിലെ പ്രശസ്തമായ EGR അവാർഡുകളിൽ PlayOJO റൈസിംഗ് സ്റ്റാർ അവാർഡ് നേടി. OJO സാമൂഹിക ഉത്തരവാദിത്തമുള്ള ഓപ്പറേറ്ററിനുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടി. മാൾട്ട iGaming അവാർഡുകളിൽ PlayOJO കാസിനോ ഓഫ് ദി ഇയർ നേടി, തുടർന്ന് CasinoMeister PlayOJO യെ ഈ വർഷത്തെ പുതിയ കാസിനോ ആയി തിരഞ്ഞെടുത്തു! അഭൂതപൂർവമാണെങ്കിൽ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബഹുമതികൾ നേടാൻ ഈ ഓൺലൈൻ കാസിനോ എത്രമാത്രം ആകർഷണീയമാണെന്ന് കാണിക്കാൻ പോകുന്നു! ഫ്രീ സ്പിന്നുകളുടെ കാര്യം വരുമ്പോൾ, UZU- ൽ ഫ്രീ സ്പിന്നുകൾക്ക് വേജറിംഗ് ആവശ്യകതയില്ല. ആ സ്പിന്നുകളിലൂടെ നിങ്ങൾ വിജയിക്കുന്നതുപോലെ, UZU അത് യഥാർത്ഥ പണമായി നൽകും, ഒരു തരത്തിലുള്ള വേജിംഗ് ആവശ്യകതകളും ഇല്ലാതെ. ഇപ്പോൾ ഇത് സൂപ്പർ ആണ്! നിങ്ങളുടെ കൈവശമുള്ള 50 സൗജന്യ സ്പിന്നുകൾ PlayNGo´- ന്റെ ഏറ്റവും പ്രിയപ്പെട്ട ഗെയിമുകളിലൊന്നായ ബുക്ക് ഓഫ് ഡെഡ് എന്ന് വിളിക്കുന്നു. പ്ലേ UZU പോലെ പേയ്‌മെന്റ് രീതികളുടെ അളവ് പല കാസിനോകൾക്കും ഇല്ല, ഗെയിം ദാതാക്കളുടെ നിലവാരം അതിശയകരമാണ്. കാസിനോ അവരുടെ കളിക്കാർക്കായി മികച്ച ദാതാക്കളെ തിരഞ്ഞെടുത്തു. മൊത്തത്തിൽ, കാസിനോ സൈറ്റ് നാവിഗേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്, കാരണം നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇടതുവശത്തെ സൈഡ്ബാറിലാണ്, അവിടെ നിങ്ങൾക്ക് എല്ലാ ഓഫറുകളും ഗെയിമുകളും പ്രത്യേക ഓഫറുകളും ഉണ്ട്. ഏറ്റവും പുതിയ ബോണസ് ഡീലുകൾക്കൊപ്പം ഏറ്റവും പുതിയതും മികച്ചതുമായ ഗെയിമുകൾ നിങ്ങൾക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. നിങ്ങൾ ജാക്ക്പോട്ടിൽ തട്ടുന്നതും ഞങ്ങളുടെ വിജയി പട്ടികയിലും നിങ്ങളുടെ വിജയകഥയിലും നിങ്ങളുടെ പേര് കാണാനും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. അതിനാൽ ഇപ്പോൾ കളിക്കുക, കുറച്ച് യഥാർത്ഥ പണം സമ്പാദിക്കാൻ ആരംഭിക്കുക. പ്രൈമിൽ, ഞങ്ങൾ എല്ലാ കളിക്കാരെയും വിഐപിയെപ്പോലെയാണ് പരിഗണിക്കുന്നത്. നിങ്ങളുടെ അനുഭവം കണക്കിലെടുക്കാതെ വിശ്രമിക്കാനും ആസ്വദിക്കാനും വലിയ വിജയം നേടാനും നിങ്ങൾ ഒരു സ്ഥലം അർഹിക്കുന്നു, അതിനാൽ വരൂ! ക്വാട്രോ കാസിനോ ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ കാസിനോ ഗെയിമിംഗ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക. സുരക്ഷിത ഗെയിമിംഗ് സോഫ്‌റ്റ്‌വെയർ, നോ ഡെപ്പോസിറ്റ് ബോണസ്, കുറ്റമറ്റ കസ്റ്റമർ സർവീസ് എന്നിവയുടെ സംയോജനം ലോകമെമ്പാടുമുള്ള നിരവധി ചൂതാട്ടക്കാർക്ക് ഇത് തിരഞ്ഞെടുക്കാനുള്ള കാസിനോയാക്കി. ചില മികച്ച ഓൺലൈൻ കാസിനോ ഗെയിമുകളിൽ നിങ്ങൾക്ക് ജാക്ക്‌പോട്ട് നേടാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിയില്ല. കാസിനോ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഇന്ന് ക്വാട്രോ കാസിനോയിൽ സൈൻ അപ്പ് ചെയ്യുക. റബോണയിൽ നിങ്ങൾക്ക് 100% പൊരുത്തമുള്ള ബോണസും 500 യൂറോയും 200 സൗജന്യ സ്പിന്നുകളും ലഭിക്കും. വാടക 30x മാത്രമാണ്. ഈ സ്വാഗത ബോണസ് വാതുവെപ്പിനായി വളരെയധികം ത്യാഗം ചെയ്യാതെ നല്ലൊരു ക്യാഷ് ബൂസ്റ്റ് നൽകുന്നു. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 20 EUR ആണ്, അതിനായി നിങ്ങൾക്ക് ഇപ്പോഴും 200 സൗജന്യ സ്പിനുകൾ ലഭിക്കും. വാതുവയ്പ്പ് സമയത്ത് പരമാവധി പന്തയം 5 EUR ആണ്, അതിനാൽ നിങ്ങൾ പരമാവധി 500 EUR ബോണസ് എടുക്കാൻ തീരുമാനിച്ചാൽ മതി. നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനും വിനോദത്തിനോ യഥാർത്ഥ പണത്തിനോ വേണ്ടി കളിക്കാവുന്ന ലോകത്തിലെ പ്രിയപ്പെട്ട ഗെയിമുകളുടെ ഒരു നിര റെഡ്കിംഗ്സ് നൽകുന്നു. ഏറ്റവും പുതിയതും വിശ്വസനീയവുമായ പ്ലേയിംഗ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നിങ്ങൾക്ക് സൗഹൃദപരവും എന്നാൽ പ്രൊഫഷണൽ അന്തരീക്ഷത്തിൽ ഇതെല്ലാം ചെയ്യാനാകും. റെഡ്കിംഗ്സ് പോകുന്നു നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ 100% സുരക്ഷിതവും രഹസ്യാത്മകവുമാണെന്ന് ഉറപ്പുനൽകുന്നതിനുള്ള വലിയ ദൈർഘ്യം. നിക്ഷേപങ്ങളും പിൻവലിക്കലുകളും ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകളും പൂർണ്ണമായും സുരക്ഷിതമായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ ഞങ്ങൾ വ്യവസായ നിലവാരമുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ (128 ബിറ്റ്, എസ്എസ്എൽ ഡാറ്റ എൻക്രിപ്ഷൻ സാങ്കേതികവിദ്യ) ഉപയോഗിക്കുന്നു. ഒരു കാരണവശാലും നിങ്ങളുടെ വിശദാംശങ്ങൾ ഞങ്ങൾ ഒരു മൂന്നാം കക്ഷിക്ക് കൈമാറില്ലെന്ന് ഉറപ്പുനൽകുന്നു. സ്ഥിരമായി ക്രമരഹിതമായ ഫലങ്ങൾ ഉറപ്പാക്കാൻ റെഡ്കിംഗ്സ് ഒരു സർട്ടിഫൈഡ്, ഓഡിറ്റ് ചെയ്ത റാൻഡം നമ്പർ ജനറേറ്റർ (ആർ എൻ ജി) ഉപയോഗിക്കുന്നു. ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ആയ ഈ സിസ്റ്റം, പ്രവർത്തിപ്പിച്ച് വിപുലമായി പരീക്ഷിച്ചു. ദശലക്ഷക്കണക്കിന് ഡൈസ് റോളുകളും ഷഫിളുകളും സ്പിന്നുകളും വിശകലനം ചെയ്യുന്നു. നിങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഏത് കാസിനോ ഗെയിമിലാണെങ്കിലും, റിച്ച് റീൽസ് കാസിനോയിൽ അവയെല്ലാം ഉണ്ട്. അത്യാധുനിക കാസിനോ സോഫ്റ്റ്വെയർ എല്ലാ ഗെയിമുകളും അതിശയകരമായ ഗ്രാഫിക്സിന്റെയും മികച്ച ശബ്ദത്തിന്റെയും സാഹസമാക്കി മാറ്റുന്നു, നിങ്ങളുടെ വീട്ടിൽ നിന്ന് നേരിട്ട് ലാസ് വെഗാസിലെ കാസിനോ ടേബിളുകളിലേക്ക് നിങ്ങളെ മാറ്റുന്നു. ഓഫറിൽ 510 -ലധികം ഓൺലൈൻ കാസിനോ ഗെയിമുകൾ ഉള്ളതിനാൽ, റിച്ച് റീൽസ് കാസിനോയിൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്! വിശ്വസ്തത, പ്രതിഫലം, കാസിനോയിലെ അനുഭവങ്ങൾ യഥാർത്ഥത്തിൽ ക്ഷണിക്കുന്നതും അവിസ്മരണീയവും രസകരവുമാക്കുന്ന ചില മുൻനിര ബോണസുകൾ വാഗ്ദാനം ചെയ്യുന്ന കളിക്കാരോട് ഏറ്റവും ആദരവോടെ പെരുമാറിയ മികച്ച ഓൺലൈൻ കാസിനോകളുടെ പ്രധാന ഘടകമായി റിവർ ബെൽ മാറി! 1997 ൽ സ്ഥാപിതമായതും അതിന്റെ വിജയം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുമായി, ബെല്ലി നദി ഏറ്റവും രസകരമായ ഗെയിമിംഗ് അനുഭവം, ഏറ്റവും ആവേശകരമായ ഓൺലൈൻ പ്രമോഷനുകൾ, ലഭ്യമായ ഏറ്റവും സുരക്ഷിതമായ മികച്ച നിയന്ത്രിത പ്ലേ എന്നിവയുമായി കളിക്കാർക്കുള്ള പ്രതിബദ്ധതയ്ക്ക് പിന്നിൽ നിൽക്കുന്നു. റോഡ്‌ഹൗസ് റീൽസ് കാസിനോയിൽ, സ്വപ്നങ്ങൾ സഫലമാകുന്നതിനായി ഞങ്ങൾ ശ്രദ്ധിക്കുന്നു നിങ്ങളുടെ സ്വപ്നങ്ങൾ. അതിശയകരമായ അമ്പതുകളിലേക്ക് ഒരു യാത്ര നടത്തുക, രസകരവും അതിശയകരവുമായ ഐക്കണുകൾ ആസ്വദിക്കൂ. നിങ്ങൾ എവിടെയും കാണാവുന്ന മികച്ച ഓൺലൈൻ ഗെയിമിംഗ് ഉപയോഗിച്ച് ഞങ്ങൾ ഇവിടെ മുഴുവൻ സമയവും കറങ്ങുന്നു ഏത് ദശകത്തിലായാലും. നിങ്ങൾക്ക് ഡൂ-വോപ്പ് അല്ലെങ്കിൽ ജിറ്റർബഗ് വേണമെങ്കിൽ, റോഡ്‌ഹൗസ് റീൽസ് കാസിനോയിൽ നിങ്ങൾക്ക് ബ്ലൂസ് അനുഭവപ്പെടില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം. 2020 ൽ സ്ഥാപിതമായതും കുറാക്കാവോയിൽ ലൈസൻസുള്ളതുമായ ഓൺലൈൻ കാസിനോ ഗെയിമുകളുടെ ഒരു പുതിയ വിതരണക്കാരനാണ് റോകു കാസിനോ. ഇംഗ്ലീഷ് theദ്യോഗിക ഭാഷയാണ്, എന്നാൽ പെയ്‌ന്ററുകൾക്ക് ഏഴ് പേയ്‌മെന്റ് രീതികളിൽ ഒന്ന് ഉപയോഗിച്ച് നിക്ഷേപിക്കാനും പരമ്പരാഗത കറൻസിയുടെയും ഡിജിറ്റൽ പണത്തിന്റെയും മിശ്രിതത്തിൽ നിന്ന് തിരഞ്ഞെടുക്കാനും കഴിയും. ഇടപാടുകളിലെ പ്രോസസ്സിംഗ് സമയം വേഗത്തിലാണ്, കമ്മീഷൻ ഈടാക്കില്ല, കളിക്കാരെ സുരക്ഷിതമായി സൂക്ഷിക്കാൻ SSL എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. യഥാർത്ഥ പണ നിക്ഷേപകർക്ക് സ്വാഗത ബോണസിന് അർഹതയുണ്ട്, കൂടാതെ നിലവിലുള്ള പ്രമോഷനുകളിൽ പങ്കെടുക്കാനും കഴിയും. രണ്ട് പതിറ്റാണ്ടിലേറെയായി ഓൺലൈൻ ഗെയിമിംഗ് ലോകത്ത് റോയൽ വെഗാസ് കാസിനോ ഒരു ഗുരുതരമായ ശക്തിയാണ്. ഏറ്റവും ആകർഷകമായ ബോണസുകളുടെ ഹോം, ഈ കാസിനോ സൈറ്റിന് എല്ലാ തരത്തിലുമുള്ള കളിക്കാരെയും ആകർഷിക്കാൻ എന്തെങ്കിലും ഉണ്ടെന്ന് ഉറപ്പുനൽകുന്നു. റോയൽ വെഗാസ് കാസിനോയ്ക്ക് ബിസിനസ്സിലെ ഏതെങ്കിലും കാസിനോയുടെ ഏറ്റവും മികച്ച പ്രശസ്തി ഉണ്ട്, ഒന്നാം നിര ഉപഭോക്തൃ സേവനം, മൈക്രോ ഗെയിമിംഗ്, ഫ്ലെക്സിബിൾ ബാങ്കിംഗ് ഓപ്ഷനുകൾ മാത്രമായി നൽകിയ സോഫ്റ്റ്വെയർ. ഇപ്പോൾ റോയൽ വെഗാസ് കാസിനോയിലേക്ക് പോയി അവരുടെ അതിശയകരമായ സ്വാഗത ഓഫർ ആസ്വദിക്കൂ! റൂബി ഫോർച്യൂൺ കാസിനോ മാൾട്ടയുടെ അധികാരപരിധിയിൽ പൂർണ്ണമായും രജിസ്റ്റർ ചെയ്തിട്ടുണ്ട് കൂടാതെ മാൾട്ട ഗെയിമിംഗ് അതോറിറ്റിയുടെ കീഴിൽ ലൈസൻസ് നേടിയിട്ടുണ്ട്, ഇത് ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിൽ ഉണ്ടായിരിക്കേണ്ട വളരെ പ്രശസ്തമായ സർട്ടിഫിക്കറ്റാണ്. കൂടാതെ, ഓൺലൈൻ കാസിനോയും കഹ്‌നാവേക്ക് ഗെയിമിംഗ് കമ്മീഷൻ ലൈസൻസുള്ളതും നിയന്ത്രിക്കുന്നതും ആണ്, കൂടാതെ ലോകപ്രശസ്ത ഇൻഡസ്ട്രി റെഗുലേറ്ററായ ഇക്കോഗ്ര പൂർണ്ണമായും അംഗീകരിച്ചതിന്റെ വലിയ ബോണസും അവർക്ക് ഉണ്ട്. കുരാക്കാവോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതും സ്ഥാപിതമായതുമായ എസ്‌ജി ഇന്റർനാഷണൽ എൻ‌വിയാണ് സവർണ കാസിനോയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും. 1200-ലധികം വ്യത്യസ്ത സ്ലോട്ടുകളും റൂളറ്റ്, ബ്ലാക്ക് ജാക്ക്, പോക്കർ തുടങ്ങിയ ഗണ്യമായ വൈവിധ്യമാർന്ന ടേബിൾ ഗെയിമുകളുള്ള ഗെയിമുകളുടെ ഒരു നല്ല ലൈബ്രറിയാണ് സാവറോണ കാസിനോയിലുള്ളത്. ഒരു യഥാർത്ഥ പണ പന്തയം വയ്ക്കുന്നതിന് മുമ്പ്, അവയിൽ മിക്കതും നിങ്ങൾക്ക് ഒരു ഡെമോ പതിപ്പ് ഉള്ളതിനാൽ സൗജന്യമായി പരീക്ഷിക്കാവുന്നതാണ്. ഒരു തത്സമയ ഡീലറുമായി കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ 130 -ലധികം ഗെയിമുകൾ ഉണ്ടാകും. കാസിനോ ഷെയറിൽ, ഞങ്ങളുടെ കളിക്കാരെ സന്തോഷിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ ഓൺലൈൻ കാസിനോ അനുഭവത്തിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഒരു ചോദ്യമുണ്ടെങ്കിൽ എപ്പോഴും സംസാരിക്കാൻ ആരെങ്കിലും ലഭ്യമാണ്. രാവും പകലും, വർഷത്തിലെ 365 ദിവസവും നിങ്ങൾക്ക് ഞങ്ങളുടെ ബഹുഭാഷാ, സൗഹൃദ ജീവനക്കാരോട് ടെലിഫോൺ, ഇമെയിൽ അല്ലെങ്കിൽ തത്സമയ ചാറ്റ് സവിശേഷത വഴി സംസാരിക്കാനാകും. ഞങ്ങളുടെ ബാങ്കിംഗ് ഓപ്ഷനുകൾ സുരക്ഷിതവും ലളിതവുമാണ്, നിങ്ങൾക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ സ്ലോട്ടാസ്റ്റിക് ഓൺലൈൻ കാസിനോയിൽ സൈൻ അപ്പ് ചെയ്യുമ്പോൾ, ഞങ്ങളുടെ വലിയ സ്വാഗത ബോണസ് പാക്കേജിന് നിങ്ങൾ ഉടൻ അർഹരാണ്! സ്ലോട്ടാസ്റ്റിക് ഗെയിമിൽ നിങ്ങളെ എത്തിക്കുന്നതിനും ഞങ്ങളുടെ വൈവിധ്യമാർന്ന അഡ്രിനാലിൻ പമ്പിംഗ് സ്ലോട്ടുകളിൽ നിലവിലുള്ള നൂറുകണക്കിന് കളിക്കാർക്കൊപ്പം ചേരുന്നതിനും ഇത് ഉത്തമ ഉത്തേജനമാണ്! മികച്ച സോഫ്റ്റ്വെയറും ശക്തമായ ബോണസ് ഓഫറുകളും വൈവിധ്യമാർന്ന കാസിനോ ഗെയിമുകളും ഉണ്ട്, ഇത് ഒരു വെർച്വൽ സ്ലോട്ട് പാർലറിനേക്കാൾ വളരെ കൂടുതലാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓൺലൈൻ കാസിനോ സൈറ്റുകൾക്ക് ശക്തി നൽകുന്ന ഒരു സോഫ്റ്റ്വെയർ ദാതാവായ റിയൽടൈം ഗെയിമിംഗിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ സ്ലോട്ടാസ്റ്റിക് ഉപയോഗിക്കുന്നു. ഗംഭീരമായ ഗ്രാഫിക്സ് അല്ലെങ്കിൽ ഉയർന്ന പ്രൊഫൈൽ ലൈസൻസുകളിൽ മികച്ച പ്രവർത്തനം നടത്തുന്ന സ്ലോട്ടുകൾ, ഗെയിമുകൾ എന്നിവ ഉപയോഗിച്ച് സുസ്ഥിരവും വിശ്വസനീയവുമായ സോഫ്റ്റ്വെയർ നൽകുന്നതിൽ ആർടിജി അറിയപ്പെടുന്നു. അവരുടെ കാസിനോയിൽ വാഗ്ദാനം ചെയ്യുന്ന പുരോഗമന സ്ലോട്ടുകളുടെ വലിയ ശേഖരമാണ് സ്ലോട്ടാസ്റ്റിക്സിന്റെ ഏറ്റവും ശക്തമായ പ്രദേശം. എല്ലാ സാമ്പത്തിക ഇടപാടുകളും അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഞങ്ങളുടെ തത്സമയ ഇന്റർനെറ്റ് ഇടപാട് സെർവറുകളുമായി ആശയവിനിമയം നടത്താൻ ഞങ്ങൾ സൈനിക ഗ്രേഡ് എൻക്രിപ്ഷനെക്കാൾ മികച്ചതാണ്. ഇതിനർത്ഥം സത്യസന്ധവും ന്യായവുമായ ഓൺലൈൻ കാസിനോയിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും സുരക്ഷിതവും സുരക്ഷിതവുമായ ഓൺലൈൻ ഗെയിമിംഗ് അനുഭവപ്പെടും എന്നാണ്. ഒരു കാസിനോ ടിക്ക് ഉണ്ടാക്കുന്ന ഘടകങ്ങൾ സ്ലോട്ട്ലാൻഡ് മനസ്സിലാക്കുകയും കളിക്കാർ സംതൃപ്തിയോടെ പുഞ്ചിരിക്കുകയും ചെയ്യുന്ന ചേരുവകൾ അവർ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് അല്ലെങ്കിൽ മൊബൈൽ വഴി സ്ലോട്ട്‌ലാൻഡ് ആക്‌സസ് ചെയ്യാൻ നിങ്ങൾ തിരഞ്ഞെടുത്താലും, ധാരാളം വിനോദങ്ങൾ ഉണ്ടാകും. ഓരോ തവണയും നിങ്ങളുടെ റിയൽ മണി കാസിനോ അക്കൗണ്ടിൽ സ്ലോട്ട് പ്ലസിൽ ഒരു പന്തയം വെക്കുമ്പോൾ, നിങ്ങൾ പണത്തിനായി വീണ്ടെടുക്കാവുന്ന സൗജന്യ കോമ്പ് പോയിന്റുകൾ ശേഖരിക്കുന്നു! കഴിഞ്ഞ മാസം റിഡീം ചെയ്ത കോമ്പ് പോയിന്റുകളുടെ എണ്ണത്തെ ആശ്രയിച്ച്, നിങ്ങൾ സ്വമേധയാ ഒരു സിൽവർ, ഗോൾഡ്, അല്ലെങ്കിൽ പ്ലാറ്റിനം ലെവൽ ബോണസിന് യോഗ്യത നേടും! സ്പിൻ കാസിനോയിൽ, ഞങ്ങൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് പതിവാണ്. എല്ലാ ഓൺലൈൻ കാസിനോകളും നിങ്ങൾക്ക് നൽകേണ്ടത് എന്താണെന്ന് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതിനാലാണിത്: സങ്കൽപ്പിക്കാവുന്ന എല്ലാത്തരം ഗെയിമുകളും, പന്തയത്തിനുള്ള സുരക്ഷിതവും സുരക്ഷിതവുമായ അന്തരീക്ഷവും നിങ്ങളുടെ അക്കൗണ്ടിന് പണം നൽകുന്നതിനുള്ള ദ്രുത ടോപ്പ്-അപ്പ് പരിഹാരങ്ങളും. കൂടാതെ, നിങ്ങൾ നിങ്ങളുടെ ലാപ്‌ടോപ്പ്, പിസി, സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് വഴി നിങ്ങളുടെ സ്പിൻ കാസിനോ ഓൺലൈൻ ചൂതാട്ടം നടത്തുകയാണെങ്കിലും, നിങ്ങളുടെ അനുഭവം ഉണ്ടാക്കാൻ മികച്ച സ്ലോട്ട് ഗെയിമുകൾ, ബ്ലാക്ക് ജാക്ക്, റൗലറ്റ് ഇനങ്ങൾ, വീഡിയോ പോക്കർ, ലൈവ് കാസിനോ ഗെയിമുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു. ഞങ്ങളോടൊപ്പം അവിസ്മരണീയമായ ഒന്ന്. നിങ്ങൾക്ക് മുമ്പ് ലഭിച്ചിട്ടില്ലാത്ത തൽക്ഷണ ഓൺലൈൻ കാസിനോ റിവാർഡുകളിലേക്ക് ടാപ്പുചെയ്യാൻ ഇന്നുതന്നെ ഞങ്ങളോടൊപ്പം ചേരുക! സൺ പാലസ് സ്ലോട്ടുകൾ മാത്രമല്ല. ഏറ്റവും വലിയ ഇഷ്ടിക-മോർട്ടാർ റിസോർട്ടുകളിൽ നിങ്ങൾ കണ്ടെത്തുന്ന ഗെയിമുകളുടെ ഒരു സമ്പൂർണ്ണ തിരഞ്ഞെടുപ്പ് അവർക്ക് ഉണ്ട്. നിങ്ങളുടെ മുഴുവൻ ചൂതാട്ട ജീവിതത്തിലും നിങ്ങൾ ഒരു പ്രിയപ്പെട്ട ഗെയിം കളിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഇവിടെ കണ്ടെത്താനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അവരുടെ ടേബിൾ ഗെയിമുകൾ തിരഞ്ഞെടുക്കൂ. ബ്ലാക്ക് ജാക്ക്, റൗലറ്റ്, ബക്കാററ്റ്, ക്രാപ്സ്: ഏത് കാസിനോയിലും നിങ്ങൾ പ്രതീക്ഷിക്കുന്ന നാല് ഗെയിമുകൾ ഉൾപ്പെടെ എല്ലാ ക്ലാസിക്കുകളും ഇവിടെയുണ്ട്. ഇതിനുപുറമെ, സമീപകാല ദശകങ്ങളിലെ ഏറ്റവും മികച്ച കുത്തക ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ മുമ്പ് കളിച്ചിട്ടില്ലാത്ത കൂടുതൽ സവിശേഷമായ ചില തിരഞ്ഞെടുപ്പുകൾ. ഇന്ന് ലഭ്യമായ ഏറ്റവും പ്രശസ്തമായ യുകെ ഓൺലൈൻ കാസിനോകളിലൊന്നിൽ ചുവന്ന പരവതാനി നടക്കുക. യുകെ കാസിനോ ക്ലബ്ബിൽ, ഇന്റർനെറ്റിൽ എവിടെയും ലഭ്യമായ ഏറ്റവും രസകരവും സുരക്ഷിതവുമായ ചൂതാട്ട അനുഭവം ഞങ്ങൾ ഞങ്ങളുടെ കളിക്കാർക്ക് നൽകുന്നു. സുരക്ഷിതവും സുരക്ഷിതവും യഥാർത്ഥവുമായ ഓൺലൈൻ കാസിനോ പരിതസ്ഥിതിയിൽ, നിങ്ങളുടെ സ്വന്തം സ്വീകരണമുറിയിലെ സുഖസൗകര്യങ്ങളിൽ നിന്ന് ജാക്ക്‌പോട്ടുകളെ ലക്ഷ്യം വയ്ക്കുക. വെഗാസ് കൺട്രി കാസിനോ കളിക്കാർക്ക് മികച്ച സൗജന്യ പണ സൈൻ അപ്പ് ബോണസ് ആവേശകരമായ ഗെയിമുകളും മികച്ച ഉപഭോക്തൃ സേവനവും വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ ബ്ലാക്ക് ജാക്ക്, റൗലറ്റ്, വീഡിയോ പോക്കർ, സ്ലോട്ടുകൾ എന്നിവയുൾപ്പെടെ 510 ലധികം റിയലിസ്റ്റിക് ഓൺലൈൻ കാസിനോ ഗെയിമുകളുടെ രസകരവും ആവേശവും അനുഭവിക്കുക. കട്ടിംഗ്-എഡ്ജ് വൈപ്പർ സോഫ്റ്റ്വെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ മൈക്രോ ഗെയിമിംഗ് ക്ലാസിക്കുകളുടെയും ഞങ്ങളുടെ വലിയ കാറ്റലോഗിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിം കണ്ടെത്തുക. ഏറ്റവും പുതിയ സ്വകാര്യ/പൊതു കീ എൻക്രിപ്ഷൻ ഉപയോഗിച്ച്, വെഗാസ് കാസിനോ ഓൺലൈനിൽ ഉപയോക്താവ് ഉപയോഗിക്കുന്ന എല്ലാ പാസ്‌വേഡുകളും ഉപയോക്തൃനാമങ്ങളും ഇന്റർനെറ്റിൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ മൂന്നാം കക്ഷി ആക്‌സസിനെതിരെ തികച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ എല്ലാ ന്യായമായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സ്ലോട്ട് ഗെയിമുകൾ നന്നായി ഓർഗനൈസുചെയ്‌തിരിക്കുന്നു, കൂടാതെ അവരുടെ മുൻഗണന അറിയാവുന്ന കളിക്കാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ഗെയിമിന്റെ തരം ഉപയോഗിച്ച് വലിച്ചിടാനും കഴിയും. വെഗാസ് സ്ലോട്ട് കാസിനോ സവിശേഷതകൾ 16 അവിശ്വസനീയമായ പുരോഗമന ജാക്ക്പോട്ടുകൾ പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നു! ദശലക്ഷക്കണക്കിന് ഡോളറുകൾ വാഗ്ദാനം ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് അടുത്ത രാത്രിയിലെ കോടീശ്വരനാകാൻ കഴിയുമോ എന്നറിയാൻ ദിവസത്തിലെ ഏത് സമയത്തും റീലുകൾ കറക്കുക! വെഗാസ് സ്ലോട്ട് കാസിനോയിലെ എല്ലാ ഗെയിമുകൾക്കും കുറഞ്ഞ തുടക്കത്തിലുള്ള പന്തയങ്ങളുണ്ട്, അതായത് എല്ലാവർക്കും രസകരവും ആവേശവും പങ്കുവയ്ക്കാൻ കഴിയും. വലിയ വിജയം നേടാൻ വലിയ പന്തയങ്ങൾ ആവശ്യമില്ല മുൻകാലങ്ങളിൽ ഞങ്ങളുടെ കളിക്കാരിൽ പലരും 1 -ൽ താഴെയുള്ള പന്തയങ്ങളാൽ ഭാഗ്യവാന്മാരായിട്ടുണ്ട്! ഞങ്ങളുടെ കളിക്കാർക്ക് അവരുടെ ഗെയിമിംഗ് അനുഭവം ആസ്വദിക്കുന്നതിന് ആവശ്യമായ സുരക്ഷയും സുരക്ഷയും നൽകേണ്ടതിന്റെ ആവശ്യകത വില്ലെന്റോ കാസിനോ മനസ്സിലാക്കുന്നു. ഞങ്ങളുടെ എല്ലാ കളിക്കാർക്കും ഞങ്ങൾ വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായും നിരവധി ബാങ്കിംഗ് ഓപ്ഷനുകൾ നൽകുന്നു. ഡൗൺലോഡ് ചെയ്യുന്നത് മുതൽ നിങ്ങളുടെ പേ payട്ട് ലഭിക്കുന്നത് വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഒരു പ്രൊഫഷണൽ, ബഹുഭാഷാ പിന്തുണാ ടീം 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും കൈയിലുണ്ട്. ഞങ്ങളുടെ സൗഹൃദ ജീവനക്കാരെ ടെലിഫോൺ, ഇമെയിൽ അല്ലെങ്കിൽ തൽക്ഷണം ഞങ്ങളുടെ സൗകര്യപ്രദമായ തത്സമയ ചാറ്റ് സവിശേഷത വഴി ബന്ധപ്പെടാം. വെർച്വൽ സിറ്റി കാസിനോയിലെ പിന്തുണ വ്യവസായത്തിലെ മികച്ചതാണ്. ദിവസത്തിലെ ഏത് സമയത്തും, ദിവസത്തിലെ ദിവസവും, നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന എല്ലാ ഭാഷകളിലും സൗഹാർദ്ദപരവും സഹായകരവുമായ സപ്പോർട്ട് സ്റ്റാഫുമായി ബന്ധപ്പെടുക! എല്ലാ പിന്തുണ നമ്പറുകളും സ areജന്യമാണ്, കൂടാതെ വെർച്വൽ സിറ്റി കാസിനോ നൂതനമായ കാസിനോ ചാറ്റ് ഫീച്ചർ നൽകുന്നതിൽ അഭിമാനിക്കുന്നു, അത് ഒരു ചോദ്യം ടൈപ്പ് ചെയ്യുന്നത് എളുപ്പവും തൽക്ഷണവുമാക്കുന്നു. കാസിനോ ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് സമർപ്പിച്ചിരിക്കുന്ന ഇറ്റാലിയൻ പോർട്ടലാണ് വോഗ്ലിയ ഡി വിൻസറെ ഓൺലൈൻ കാസിനോ. കസ്റ്റംസ് ആൻഡ് കുത്തക ഏജൻസി നൽകുന്ന പതിവ് ലൈസൻസ് ഹോൾഡർ, വോഗ്ലിയ ഡി വിൻസേർ മികച്ച മൈക്രോ ഗെയിമിംഗ് ഗെയിമുകൾ വാഗ്ദാനം ചെയ്യുന്നു, അതിലൂടെ നിങ്ങൾക്ക് പൂർണ്ണ സുരക്ഷിതത്വത്തിലും പ്രമോഷനുകളിലും ബോണസുകളിലും ആസ്വദിക്കാം എല്ലാം ഉത്തരവാദിത്തമുള്ള ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ. വാസാംബ ഓൺലൈൻ കാസിനോയിൽ ഒരു സ്ഥിരം കളിക്കാരനാകുന്നത് പ്രതിഫലദായകമായ അനുഭവമായിരിക്കും. പ്രതിവാര റീലോഡുകളും സൗജന്യ സ്പിന്നുകളും ഉൾപ്പെടെ നിങ്ങൾ കളിക്കുമ്പോൾ നിങ്ങൾക്ക് നിരവധി ഓഫറുകൾ പ്രയോജനപ്പെടുത്താം. തത്സമയ കാസിനോയിൽ ക്യാഷ്ബാക്ക് നേടാൻ പോലും അവസരമുണ്ട്. നിങ്ങൾക്ക് നേട്ടങ്ങൾ അൺലോക്കുചെയ്യാനും കഴിയും, കൂടാതെ നിങ്ങൾ വിവിധ ഓൺലൈൻ ടൂർണമെന്റുകളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾക്ക് സമ്മാനങ്ങൾ നേടാൻ ധാരാളം അവസരങ്ങളുണ്ട്. 2018 ൽ കുറാക്കാവോയുടെ ലൈസൻസിന് കീഴിൽ വെബി സ്ലോട്ട് കാസിനോ ആരംഭിച്ചു. അതിന്റെ ഓപ്പറേറ്റർ എസ്ജി ഇന്റർനാഷണൽ എൻ‌വി ആണ്, അതിനാൽ ലൈസൻസ് പൂർണ്ണമായും നിയമപരമാണ്. അതിന്റെ സമാരംഭത്തിൽ, വെബി സ്ലോട്ട് കാസിനോ മുപ്പതോളം മികച്ച ഗെയിം ദാതാക്കളുമായി സഹകരിച്ചു. അതുകൊണ്ടാണ് ഗെയിം ശ്രേണി 2,200 -ലധികം ഗെയിമുകളിലേക്ക് പോകുന്നത് നിങ്ങൾ കാണുന്നത്. നിങ്ങൾക്ക് മികച്ച പോക്കർ ഗെയിമുകൾ, സ്ലോട്ട് ഗെയിമുകൾ, പുരോഗമന ജാക്ക്പോട്ടുകൾ, യഥാർത്ഥ ഡീലർമാരുമായി പൊരുത്തപ്പെടുന്ന നിരവധി ടേബിൾ ഗെയിമുകൾ എന്നിവയുണ്ട്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ പതിനാല് വ്യത്യസ്ത വഴികൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഈ വെബ്സൈറ്റ് ഇംഗ്ലീഷിന് പിന്തുണ നൽകുന്നു. 2007 ൽ ഞങ്ങൾ ആരംഭിച്ചതിനുശേഷം, മറക്കാനാവാത്ത ഒരു കാസിനോ യാത്രയിൽ ഞങ്ങളോടൊപ്പം ചേരുന്നതിന് എല്ലാ കളിക്കാരെയും ഞങ്ങൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു, അവിടെ വെഗാസിന്റെ ലൈറ്റുകളും ഗ്ലാമറും പൂർണ്ണമായി ആസ്വദിക്കാനാകും. വിൻ എ ഡേയിൽ നിങ്ങൾക്ക് യഥാർത്ഥ പണത്തിനായി ഓൺലൈൻ സ്ലോട്ടുകൾ പ്ലേ ചെയ്യാനും വലിയ ജാക്ക്‌പോട്ടുകൾ, കാസിനോ ബോണസുകൾ, ടൂർണമെന്റുകൾ, ആകർഷണീയമായ യഥാർത്ഥ ക്യാഷ് വിജയങ്ങൾ എന്നിവ നൽകാനും കഴിയും! വിന്നിംഗ് കിംഗ്സ് കാസിനോ നടത്തുന്നത് കാസിനോ സോഫ്റ്റ്‌വെയറിന്റെ മുൻനിര ദാതാവായി അറിയപ്പെടുന്ന സ്‌കിൽഓനെറ്റ് ലിമിറ്റഡ് ആണ്. ഓപ്പറേറ്റർ നിയമാനുസൃതമാണ്, കൂടാതെ മാൾട്ട ഗെയിമിംഗ് അതോറിറ്റി അതിന്റെ ഓഫറുകൾ നിയന്ത്രിക്കുന്നു. SkillOnNet വ്യക്തിഗത സവിശേഷതകളും പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു. തൽഫലമായി, വിന്നിംഗ് കിംഗ്സ് കാസിനോയിൽ ഗെയിമിംഗ് ആസ്വദിക്കുന്ന കളിക്കാർക്ക് അനുയോജ്യമായ നിരവധി ഉൽപ്പന്നങ്ങൾ ആസ്വദിക്കാനാകും. പ്ലാറ്റ്‌ഫോമിന് 2018 ഓഗസ്റ്റിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിച്ചു, ഇത് ഉത്തരവാദിത്തമുള്ള ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു. ഗെയിം ഡെവലപ്‌മെന്റ് രംഗത്തെ മികച്ച പേരുകളിൽ നിന്നുള്ള ശീർഷകങ്ങൾ ഉൾക്കൊള്ളുന്ന അവിശ്വസനീയമായ ഗെയിം വൈവിധ്യം ആസ്വദിക്കാൻ ഇന്ന് പ്ലാറ്റ്ഫോമിൽ സൈൻ അപ്പ് ചെയ്യുക. സ്ലോട്ടുകളുടെ ഗുണനിലവാരം വീണ്ടെടുക്കൽ സവിശേഷതകളിലൊന്നാണ്, ഇത് ഒരു പുതിയ ഓൺലൈൻ കാസിനോയ്ക്കായി നിങ്ങൾ വേട്ടയാടുകയാണെങ്കിൽ യോയോ കാസിനോയെ പരിശോധിക്കുന്നത് മൂല്യവത്താണ്. യൂറോപ്യൻ കളിക്കാർ, പ്രത്യേകിച്ച് റഷ്യക്കാർ, അവരുടെ ഇഷ്ടത്തിനനുസരിച്ച് ഇവിടെ ധാരാളം കണ്ടെത്തണം. മിക്കപ്പോഴും കാസിനോ യോയോയിൽ കളിക്കാനും സ്നേഹിക്കാനും ധാരാളം ഉണ്ട്, രസകരമായ ലോഗോ മുതൽ ജാക്ക്‌പോട്ട് ഗെയിമുകൾ വരെ വിപണിയിലെത്തിയ ഏറ്റവും പുതിയ സ്ലോട്ടുകളുടെ തിരഞ്ഞെടുപ്പ്. ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന ലാസ് വെഗാസ് സ്റ്റൈൽ കാസിനോ ഗെയിമുകളുടെ വലിയ ശ്രേണിയിൽ പെട്ട റിയലിസ്റ്റിക് ഗ്രാഫിക്സും ആധികാരിക സൗണ്ട് ഇഫക്റ്റുകളും നിങ്ങളെ ആശ്ചര്യപ്പെടുത്തും. യൂക്കോൺ ഗോൾഡ് കാസിനോയിൽ, ഞങ്ങളുടെ ഉപഭോക്താക്കളെ ഞങ്ങൾ വിലമതിക്കുകയും നിങ്ങൾക്ക് വേഗതയേറിയതും വിശ്വസനീയവുമായ പേയ്‌മെന്റുകളും മികച്ച സേവനവും നൽകുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വൈദഗ്ധ്യമുള്ള, ബഹുഭാഷാ ഉപഭോക്തൃ സേവന ടീം നിങ്ങൾക്ക് 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും 365 ദിവസവും ലഭ്യമാണ്. രാശിചക്ര കാസിനോയിലെ നക്ഷത്രങ്ങളിൽ സമൃദ്ധിയും വിജയവും എഴുതിയിരിക്കുന്നു! ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതവും സുരക്ഷിതവുമായ ചൂതാട്ട അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു, കൂടാതെ 10 വർഷത്തിലേറെ പരിചയമുള്ള, നിങ്ങൾ സോഡിയാക് കാസിനോയിൽ കളിക്കുമ്പോൾ, നിങ്ങൾ ബിസിനസ്സിലെ മികച്ചവരുമായി കളിക്കുകയാണെന്ന് നിങ്ങൾക്കറിയാം. സോഡിയാക് കാസിനോ 2001 ൽ ആരംഭിച്ചു, ആധുനിക ഓൺലൈൻ ഗെയിമറെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഓൺലൈൻ കാസിനോ ദാതാവിനെ പ്രതിനിധീകരിക്കുന്നു. 550 -ലധികം ഗെയിമുകൾ ഉപയോഗിച്ച്, സോഡിയാക് കാസിനോ അതിന്റെ എതിരാളികൾക്കെതിരെ കാസിനോ എവിടെ നിൽക്കുന്നുവെന്ന് കാണുകയും അതിനെ ഒരു നല്ല കാസിനോ ആക്കുന്നത് എന്താണെന്ന് വിശകലനം ചെയ്യുകയും ചെയ്യും. ഓൺലൈൻ കാസിനോ വാഗ്ദാനം ചെയ്യുന്ന വിപുലമായ നിക്ഷേപ രീതികളിൽ അഭിമാനിക്കുന്നു, ഇത് ഓൺലൈൻ പേയ്‌മെന്റുകളുടെ ഭാവിയിലേക്കുള്ള പ്രതിബദ്ധത കാണിക്കുന്നു. ഏറ്റവും പുതിയ ഓൺലൈൻ ഗെയിമിംഗ് സോഫ്റ്റ്വെയറിനും സാങ്കേതികവിദ്യയ്ക്കുമുള്ള സമർപ്പണം കാണിക്കുന്ന മൈക്രോഗെയിമിംഗ് വികസിപ്പിച്ച സോഡിയാക് കാസിനോയിൽ ധാരാളം ഗെയിമുകൾ ഉണ്ട്. ഓൺലൈൻ കാസിനോകളെക്കുറിച്ച് പറയുമ്പോൾ, ഇന്നൊവേഷൻ എന്നത് ഗെയിമിന്റെ പേരാണ്. കളിക്കാർ അവർ വാഗ്ദാനം ചെയ്യുന്നതിൽ മടുക്കുന്നില്ല എന്ന വസ്തുത അവർ ശ്രദ്ധിക്കണം. അവർക്ക് കാസിനോയിലേക്ക് പുതിയ ഗെയിമുകൾ ചേർക്കുന്നത് തുടരാം, അല്ലെങ്കിൽ അവർക്ക് അവരുടെ ബിസിനസ്സ് പുതുക്കുന്നതിൽ തുടരാം. 2019 ൽ ആരംഭിച്ച സുലബെറ്റ് കാസിനോ, മാൾട്ടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഈ മേഖലയിലെ നിയമങ്ങൾ പാലിക്കുന്നതുമായ ഒരു മികച്ച കാസിനോയാണ്. ഇതിനർത്ഥം കളിക്കാരുടെ എല്ലാ വിജയങ്ങളും നികുതിയില്ലാത്തതാണ് എന്നാണ്. കാസിനോയ്ക്ക് മറ്റെന്തെങ്കിലും വാഗ്ദാനം ചെയ്യാനുണ്ട്. നിബന്ധനകളും വ്യവസ്ഥകളും, സ്വകാര്യതാ നയം, കുക്കീസ് നയം എന്നിവയെക്കുറിച്ച്: കളിക്കാനുള്ള നിങ്ങളുടെ ആഗ്രഹം തൃപ്തിപ്പെടുത്താൻ കഴിയുന്ന സൈറ്റുകളിലേക്കുള്ള ആക്‌സസ് സുഗമമാക്കുകയാണ് ഈ സൈറ്റ് ലക്ഷ്യമിടുന്നത്. നിങ്ങൾക്കറിയാവുന്നതുപോലെ, 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമേ ചൂതാട്ടം അനുവദിക്കൂ. നിർഭാഗ്യവശാൽ, ചില രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും അവരുടെ നിയമങ്ങൾ കാരണം അംഗീകരിക്കപ്പെടുന്നില്ല. ഈ സൈറ്റിലെ നിങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല, കുക്കീസ്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം അല്ലെങ്കിൽ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതോ ബാധിക്കുന്നതോ ആയ മറ്റൊന്നും ഉപയോഗിക്കില്ല. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ രണ്ടാമൂഴം എന്ന ചിത്രം. എന്നാൽ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങൾ ഉണ്ടായിരുന്നു. ശ്രീകുമാർ മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായരും, ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തു തീർപ്പിലേയ്ക്ക്. എം.ടി. വാസുദേവൻ നായർക്ക് തിരക്കഥ തിരികെ നൽകാനും ശ്രീകുമാർ മേനോന് എം.ടി അഡ്വാൻസ് തുക തിരിച്ചു നൽകാനും തീരുമാനിച്ചു. ഒത്ത്തീർപ്പ് കരാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. കോടതികൾ നൽകിയ കേസുകൾ ഇരുകൂട്ടരും പിൻവലിക്കാനും തീരുമാനിച്ചു. കഥയ്ക്കു തിരക്കഥയ്ക്കും പൂർണ അവകാശം എം.ടി. വാസുദേവൻ നായർക്ക് മാത്രമായിരിക്കും.യ ശ്രീകുമാർ മേനോൻ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ലെന്നും, മഹാഭാരതത്തെ കുറിച്ച് സിനിമ ചെയ്യാമെങ്കിലും ഭീമൻ കേന്ദ്രകഥാപാത്രമാകരുത്. ശ്രീകുമാർ മേനോൻ രണ്ടാമൂഴും ആസ്പദമാക്കി സിനിമ ചെയ്യാൻ പാടില്ല. കോടതി നടപടികൾക്ക് ശേഷം പ്രതികരണം അറിയിക്കുമന്നൊണ് എം.ടി പറഞ്ഞത്. 2014 ലായിരുന്നു രണ്ടാമൂഴം സിനിമയാക്കാനായി എം.ടി.യും ശ്രീകുമാർ മേനോനും കരാർ ഒപ്പ് വച്ചത്. മൂന്ന് വർഷത്തിനുള്ളിൽ സിനിമ പൂർത്തീകരിക്കണെമെന്നായിരുന്നു കരാറിലെ പ്രധാന ഭാഗം. എന്നാൽ സിനിമ ആ സമയപരിധിക്കുള്ളിൽ പൂർത്തിയായില്ല. അതിനുശേഷമാണ് താൻ സിനിമയിൽ നിന്ന് പിൻമാറുകയാണെന്നും തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി കേസ് നൽകുകയും ചെയ്തത്. കേസിൽ ആർബിട്രേഷൻ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ മേനോൻ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കവേ ആണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്. കേസ് ഒത്തുതീർപ്പാക്കിയ വിവരം ഇരു കക്ഷികളും കോടതിയെ അറിയിക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കാൻ ഇരുന്നത്. വടക്ക് പിറവം പഞ്ചായത്ത്, എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് എന്നിവ കിഴക്ക് എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത്, ഞീഴൂർ പഞ്ചായത്ത് എന്നിവ മുളക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1] കോട്ടയം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. വാഴപ്പള്ളി · പെരുന്ന · പുഴവാത് · തൃക്കൊടിത്താനം · പായിപ്പാട് · മാടപ്പള്ളി · തെങ്ങണ · മാമ്മൂട് · കറുകച്ചാൽ · നെടുംകുന്നം · കങ്ങഴ · നാലുകോടി · കുറിച്ചി · തുരുത്തി · ഇത്തിത്താനം · ചെത്തിപ്പുഴ · കുരിശുംമൂട് · മഞ്ചാടിക്കര · മോർക്കുളങ്ങര · വാഴൂർ · പാലമറ്റം · ചമ്പക്കര · വെരൂർ · വാകത്താനം · മാമ്പതി · പനയമ്പാല · പത്തനാട് · ചീരഞ്ചിറ · ചാഞ്ഞോടി · കാനം · കടമാഞ്ചിറ · ഫാത്തിമാപുരം · മതുമൂല · മനയ്ക്കച്ചിറ · വണ്ടിപ്പേട്ട · പറാൽ · വട്ടപ്പള്ളി · ശാന്തിപുരം · കോട്ടമുറി · ളായിക്കാട് · നെടുങ്ങാടപ്പള്ളി · കടയനിക്കാട് · സചിവോത്തമപുരം · വാഴപ്പള്ളിചിറ · ളായിക്കാട് · മടുക്കുംമ്മൂട് വെണ്ണിമല · മൂലേടം · മറ്റക്കര · മനയ്ക്കപ്പാടം · പുത്തനങ്ങാടി · നീലിമംഗലം · കുമാരനല്ലൂർ · സംക്രാന്തി · നീറിക്കാട് · തിരുവഞ്ചൂർ · തിരുവാർപ്പ് · ചാന്നാനിക്കാട് · പനച്ചിക്കാട് · കൂരോപ്പട · കുമ്മനം · അയ്മനം · അഞ്ചേരി · ഏറ്റുമാനൂർ · ചിങ്ങവനം · പാമ്പാടി · പുതുപ്പള്ളി · പള്ളം · അകലക്കുന്നം · അതിരമ്പുഴ · അയർക്കുന്നം · ആർപ്പൂക്കര · കല്ലറ · കുമരകം · പൊൻകുന്നം · മുക്കൂട്ടുതറ · പനമറ്റം · കോരുത്തോട് · കൂട്ടിക്കൽ · കടയനിക്കാട് · എരുമേലി · മുണ്ടക്കയം · എലിക്കുളം · കൂട്ടിക്കൽ · ചിറക്കടവ് · പാലാ · ഈരാറ്റുപേട്ട · വിളക്കുമാടം · വാഴമറ്റം · വലവൂർ · വയലാ · മോനിപ്പള്ളി · മേലുകാവ് · മൂന്നിലവ് · മരങ്ങാട്ടുപിള്ളി · ഭരണങ്ങാനം · പൈക · പുലിയന്നൂർ · പാലക്കാട്ടുമല · പാതാമ്പുഴ · നടക്കൽ · തലപ്പലം · ചെമ്മലമറ്റം · തിടനാട് · കുറവിലങ്ങാട് · കാഞ്ഞിരത്താനം · കരൂർ · രാമപുരം · ഏഴാച്ചേരി · ഉഴവൂർ · കടപ്ലാമറ്റം · ഇലക്കാട്ഇടമറുക് · അരുവിത്തുറഅന്ത്യാളം · അച്ചിക്കൽ · ഉഴവൂർ · പൂഞ്ഞാർ · ളാലം · കടനാട് · കരൂർ · കാണക്കാരി · കിടങ്ങൂർ · കൊഴുവനാൽ · വെള്ളൂർ · വെച്ചൂർ · പെരുവ · തലയാഴംതോട്ടകം · ടി.വി. പുരം · ചെമ്മനാകരി · ഉദയനാപുരം · ചെമ്പ് · കോതനെല്ലൂർ · എഴുമാന്തുരുത്ത് · മുളക്കുളം · അവർമ · അക്കരപ്പാടം · തലയോലപ്പറമ്പ് · ഞീഴൂർ · കോട്ടയം · ചങ്ങനാശ്ശേരി · പാലാ · വൈക്കം ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ജില്ലാ പഞ്ചായത്ത്: കോട്ടയം ജില്ലാ പഞ്ചായത്ത് ചങ്ങനാശ്ശേരി · കോട്ടയം · പാലാ · വൈക്കം ചങ്ങനാശ്ശേരി · കാഞ്ഞിരപ്പള്ളി · കോട്ടയം · മീനച്ചിൽ · വൈക്കം ഈരാറ്റുപേട്ട · ഏറ്റുമാനൂർ · കടുതുരുത്തി · കാഞ്ഞിരപ്പള്ളി · ളാലം · മാടപ്പള്ളി · പള്ളം · പാമ്പാടി · ഉഴവൂർ · വൈക്കം · വാഴൂർ അയ്മനം · അകലക്കുന്നം · ആർപ്പൂക്കര · അതിരമ്പുഴ · അയർക്കുന്നം · ഭരണങ്ങാനം · ചെമ്പ് · ചിറക്കടവ് · എലിക്കുളം · ഈരാറ്റുപേട്ട · എരുമേലി · ഏറ്റുമാനൂർ · കടനാട് · കടപ്ലാമറ്റം · കടുത്തുരുത്തി · കല്ലറ · കാണക്കാരി · കങ്ങഴ · കാഞ്ഞിരപ്പള്ളി · കരൂർ · കറുകച്ചാൽ · കിടങ്ങൂർ · കൂരോപ്പട · കൂട്ടിക്കൽ · കോരുത്തോട് · കൊഴുവനാൽ · കുമരകം · കുറവിലങ്ങാട് · കുറിച്ചി · മാടപ്പള്ളി · മണിമല · മാഞ്ഞൂർ · മണർകാട് · മരങ്ങാട്ടുപിള്ളി · മറവൻതുരുത്ത് · മീനച്ചിൽ · മീനടം · മേലുകാവ് · മൂന്നിലവ് · മുളക്കുളം · മുണ്ടക്കയം · മുത്തോലി · നെടുംകുന്നം · നീണ്ടൂർ · ഞീഴൂർ · പായിപ്പാട് · പള്ളിക്കത്തോട് · പാമ്പാടി · പനച്ചിക്കാട് · പാറത്തോട് · പൂഞ്ഞാർ · പൂഞ്ഞാർ തെക്കേക്കര · പുതുപ്പള്ളി · രാമപുരം · തീക്കോയി · തലനാട് · തലപ്പലം · തലയാഴം · തലയോലപ്പറമ്പ് · തിടനാട് · തിരുവാർപ്പ് · തൃക്കൊടിത്താനം · ടി.വി. പുരം · ഉദയനാപുരം · ഉഴവൂർ · വാകത്താനം · വാഴപ്പള്ളി · വാഴൂർ · വെച്ചൂർ · വെളിയന്നൂർ · വെള്ളാവൂർ · വെള്ളൂർ · വിജയപുരം ചങ്ങനാശ്ശേരി · ഏറ്റുമാനൂർ · കടുത്തുരുത്തി · കാഞ്ഞിരപ്പള്ളി · കോട്ടയം · പാല · പൂഞ്ഞാർ · പുതുപ്പള്ളി · വൈക്കം മറ്റു ജില്ലകൾ: ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട് വാഴപ്പള്ളി · പെരുന്ന · പുഴവാത് · തൃക്കൊടിത്താനം · പായിപ്പാട് · മാടപ്പള്ളി · തെങ്ങണ · മാമ്മൂട് · കറുകച്ചാൽ · നെടുംകുന്നം · കങ്ങഴ · നാലുകോടി · കുറിച്ചി · തുരുത്തി · ഇത്തിത്താനം · ചെത്തിപ്പുഴ · കുരിശുംമൂട് · മഞ്ചാടിക്കര · മോർക്കുളങ്ങര · വാഴൂർ · പാലമറ്റം · ചമ്പക്കര · വെരൂർ · വാകത്താനം · മാമ്പതി · പനയമ്പാല · പത്തനാട് · ചീരഞ്ചിറ · ചാഞ്ഞോടി · കാനം · കടമാഞ്ചിറ · ഫാത്തിമാപുരം · മതുമൂല · മനയ്ക്കച്ചിറ · വണ്ടിപ്പേട്ട · പറാൽ · വട്ടപ്പള്ളി · ശാന്തിപുരം · കോട്ടമുറി · ളായിക്കാട് · നെടുങ്ങാടപ്പള്ളി · കടയനിക്കാട് · സചിവോത്തമപുരം · വാഴപ്പള്ളിചിറ · ളായിക്കാട് · മടുക്കുംമ്മൂട് വെണ്ണിമല · മൂലേടം · മറ്റക്കര · മനയ്ക്കപ്പാടം · പുത്തനങ്ങാടി · നീലിമംഗലം · കുമാരനല്ലൂർ · സംക്രാന്തി · നീറിക്കാട് · തിരുവഞ്ചൂർ · തിരുവാർപ്പ് · ചാന്നാനിക്കാട് · പനച്ചിക്കാട് · കൂരോപ്പട · കുമ്മനം · അയ്മനം · അഞ്ചേരി · ഏറ്റുമാനൂർ · ചിങ്ങവനം · പാമ്പാടി · പുതുപ്പള്ളി · പള്ളം · അകലക്കുന്നം · അതിരമ്പുഴ · അയർക്കുന്നം · ആർപ്പൂക്കര · കല്ലറ · കുമരകം · പൊൻകുന്നം · മുക്കൂട്ടുതറ · പനമറ്റം · കോരുത്തോട് · കൂട്ടിക്കൽ · കടയനിക്കാട് · എരുമേലി · മുണ്ടക്കയം · എലിക്കുളം · കൂട്ടിക്കൽ · ചിറക്കടവ് · പാലാ · ഈരാറ്റുപേട്ട · വിളക്കുമാടം · വാഴമറ്റം · വലവൂർ · വയലാ · മോനിപ്പള്ളി · മേലുകാവ് · മൂന്നിലവ് · മരങ്ങാട്ടുപിള്ളി · ഭരണങ്ങാനം · പൈക · പുലിയന്നൂർ · പാലക്കാട്ടുമല · പാതാമ്പുഴ · നടക്കൽ · തലപ്പലം · ചെമ്മലമറ്റം · തിടനാട് · കുറവിലങ്ങാട് · കാഞ്ഞിരത്താനം · കരൂർ · രാമപുരം · ഏഴാച്ചേരി · ഉഴവൂർ · കടപ്ലാമറ്റം · ഇലക്കാട്ഇടമറുക് · അരുവിത്തുറഅന്ത്യാളം · അച്ചിക്കൽ · ഉഴവൂർ · പൂഞ്ഞാർ · ളാലം · കടനാട് · കരൂർ · കാണക്കാരി · കിടങ്ങൂർ · കൊഴുവനാൽ · വെള്ളൂർ · വെച്ചൂർ · പെരുവ · തലയാഴംതോട്ടകം · ടി.വി. പുരം · ചെമ്മനാകരി · ഉദയനാപുരം · ചെമ്പ് · കോതനെല്ലൂർ · എഴുമാന്തുരുത്ത് · മുളക്കുളം · അവർമ · അക്കരപ്പാടം · തലയോലപ്പറമ്പ് · ഞീഴൂർ · കോട്ടയം · ചങ്ങനാശ്ശേരി · പാലാ · വൈക്കം ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 04:45, 17 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌 ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും 😋രുചികരമായ 'പയർ ഉലർത്ത് Classic Movies പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌 ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും 😋രുചികരമായ ‘പയർ ഉലർത്ത്’ . പയർ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌 ഇഷ്ടമില്ലാത്തവരും ഇനി കൊതിയോടെ കഴിക്കും 😋രുചികരമായ ‘പയർ ഉലർത്ത്’ . മുളക് പൊടി – അര ടീസ്പൂൺ മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഹല്യ. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. വിവാഹശേഷം ആദ്യമായി ലൈവിലെത്തി ആലീസും സജിനും 😍🔥 പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച്‌ താരം 👌👌 അത്ഭുതം തന്നെ ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ 😳😳 ഇതിലെ ഒരു നമ്പർ തിരഞ്ഞെടുക്കൂ നിങ്ങളുടെ വയസ്സ് ഞാൻ പറയാം 😲👌 സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. അപേക്ഷ ഓൺലൈനായി വഴി ജൂൺ 29വരെ നൽകാം പരീക്ഷ എഴുതാൻ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം തിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. Also Read-വാക്സിനേഷൻ എല്ലാവരിലും എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നാളെ മുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാന വ്യാപകമായി സ്‌നേഹവണ്ടികള്‍ ഡിവൈഎഫ്‌ഐ ക്രമീകരിക്കും. MG University എം.ജി. സര്‍വകലാശാലാ പഠന വകുപ്പില്‍ പിജി, എൽഎൽബി, എം ടെക് CBSE ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍ UGC NCC വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷകൾ നടത്തണം; സർവകലാശാലകൾക്ക് നിർദേശം നൽകി യുജിസി Kerala Digital University കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു; ഇപ്പോള്‍ അപേക്ഷിക്കാം Jobs in Co-Operative Banks| സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ് Indian Constitution ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പഠിക്കാം; സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ച് കേന്ദ്ര നിയമ മന്ത്രി UPSC Recruitment 2021 യുപിഎസ് സി വിവിധ തസ്തികകളില്‍ അവസരങ്ങള്‍; ഡിസംബര്‍ 16വരെ അപേക്ഷിക്കാം Kochi Water Metro കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം Kerala Plus One Result 2021| പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം Income Tax Department ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം Central Bank of India സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു. യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ള കിസാന്‍ സംഘടനകളുടെ സംഘങ്ങള്‍ കാസര്‍കോട് താലൂക്കിലെ കയ്യൂരും കിണാവൂരും നീലേശ്വരത്തും(പാലായി) ക്ലായിക്കോട്ടും(മുഴക്കോത്തും) മറ്റു സ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്നു അവയ്‌ക്കോരോന്നിനും ഖാദിയൂണിഫോം അണിഞ്ഞതും ലാത്തിവഹിക്കുന്നതുമായ വളണ്ടിയര്‍മാരുണ്ട്. കര്‍ഷകപതാകയുമായി കയ്യൂരിലെ ഈ സഖാക്കളും അംഗങ്ങളും ജാഥയായി മാര്‍ച്ചുചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ പൊതുയോഗം നടത്തുകയും പതിവാണ്. ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരെ 1941 മാര്‍ച്ച് 12ന് കയ്യൂരില്‍ ജാഥ നടന്നു. റവന്യു ഇന്‍സ്‌പെകടര്‍ ഇതുകണ്ടു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്നു ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരം നേതാക്കള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വി ടി കുഞ്ഞമ്പു, കെ പി വെള്ളുങ്ങ, ടി വി കുഞ്ഞിരാമന്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, കോയിതാറ്റില്‍ ചിരുകണ്ഠന്‍, ടി അമ്പാടികുഞ്ഞി, കോയിതാറ്റില്‍ വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വാറണ്ട്. വാറണ്ടിനെക്കുറിച്ച് പട്ടേലറെ അറിയിക്കാന്‍ വന്ന പൊലീസുകാരന്‍ അക്രമിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും മഠത്തില്‍ അപ്പുവിന്റെ കടയില്‍ കിടന്നുറങ്ങുകയായിരുന്ന സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരെയും അറസ്റ്റുചെയാന്‍ കഴിഞ്ഞില്ല. പിന്നീട് ടി വി കുഞ്ഞമ്പുവും ടി വി കുഞ്ഞിരാമനും അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും അറസ്റ്റിനുമെതിരെ പ്രതിഷേധവുമായി നടത്തിയ പ്രകടനം മാര്‍ച്ച് 28ന് രക്തപതാകയുമേന്തി പൂക്കണ്ടത്തെത്തി. തുടര്‍ന്ന് പൊതുയോഗം നടത്തി. അവിടെനിന്നും ഇരുന്നൂറോളംപേര്‍ ചെറിയാക്കരയിലേക്ക് ജാഥയായി നീങ്ങി. ഇതില്‍ ഒട്ടേറെ വളണ്ടിയര്‍മാരുണ്ടായിരുന്നു. നേരത്തെസഖാക്കളെ മര്‍ദ്ദിച്ച സുബ്രായനെന്ന പൊലീസ് കോണ്‍സ്റ്റബിള്‍ എതിരെ വരികയായിരുന്നു. ജാഥാംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ജാഥയില്‍ചേരാനും കൊടിപിടിക്കാനും ഇയാളെ നിര്‍ബന്ധിപ്പിച്ചു. ആദ്യം വഴങ്ങിയ അയാള്‍ പിന്നീട് ഓടി രക്ഷപ്പെടാന്‍ നോക്കി. വടികൊണ്ട് ജാഥാംഗങ്ങളെ അടിച്ചു. ഓടുന്നതിനിടയില്‍ എതിര്‍ഭാഗത്തുനിന്നും വരുന്നതു കണ്ട പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ ചാടി. കനത്ത കാക്കി വസ്ത്രങ്ങളും ബൂട്‌സും മറ്റും ധരിച്ച അയാള്‍ ഉടന്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കയ്യൂരിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കും കണക്കില്ലായിരുന്നു. അതിലൊന്നാണ് 1943 മാര്‍ച്ച് 29ന് നടന്ന ആ സംഭവം. നാലുചെറുപ്പക്കാരെ നിഷ്‌ക്കരുണം തൂക്കിക്കൊന്ന ആ സംഭവവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ ലോകചരിത്രത്തിലെ അനശ്വരമായ അധ്യായമാക്കാന്‍ ഉതകുന്നതായി. അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും. അവര്‍ നാലുപേരും ഇന്‍ക്വിലാബ് വിളിച്ച് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന് രക്തസാക്ഷികളായി. ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായമാകാത്തതിന്റെ പേരില്‍ തുക്കൂമരത്തില്‍നിന്നും മോചിതനായി. ചൂരിക്കാടന്‍ രണ്ടു വര്‍ഷംമുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്. കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നതുകൊണ്ടുമാത്രം അവരുടെ ജീവത്യാഗത്തെ, എല്ലാ ദുഷ്‌ചെയ്തികള്‍ക്കിടയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ അവഗണിച്ചു. എന്നാല്‍ ഒരു നിയോഗംപോലെ അതിനു കാര്‍മികത്വം വഹിച്ചത് സഖാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. കയ്യൂര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം നാലു ചെറുപ്പക്കാരെ കഴുമരമേറ്റി വധിച്ച കയ്യൂര്‍ സമരത്തെ ഔദ്യോഗികമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ട് വേണ്ടിവന്നു. 1996 നവംബര്‍ 8-10 തീയതി കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ കേന്ദ്രആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്തയ്ക്കു നല്‍കിയ നിവേദനം പരിഗണിച്ച മന്ത്രിസഭായോഗമാണ് കയ്യൂര്‍, പുന്നപ്രവയലാര്‍, കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കലാപം എന്നീ പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്. ഇന്ത്യന്‍ കര്‍ഷകരുടെ നാല് ഉത്തമപുത്രന്മാര്‍ കഥാവശേഷരായി. കയ്യൂര്‍ സഖാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ ഭാരതീയനും ദേശാഭിമാനിയും കഴിവതു പരിശ്രമിച്ചു. ഏഴുകടലുകള്‍ അപ്പുറത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗവും നമ്മുടെ സഖാക്കളുടെ മോചനത്തിനുവേണ്ടി പൊരുതി, പക്ഷെ ഫലമുണ്ടായില്ല. മണ്ണിന്റെ മക്കളായ അവര്‍ മനുഷ്യരാശിക്കുവേണ്ടി കഴുമരത്തെ വരിച്ചു. പി സി ജോഷിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജയിലിനുള്ളില്‍ ചെന്നു അവരെ കണ്ട് ദീര്‍ഘമായി സംസാരിച്ചതിനുശേഷം ജനറല്‍സെക്രട്ടറി ജോഷി ഇങ്ങനെ പറഞ്ഞു പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ ആരെയുംകാള്‍ നിങ്ങള്‍ നാലുപേരിലാണ് അഭിമാനം കൊള്ളുന്നത്. ഞങ്ങള്‍ വെറും നൂറുകള്‍ ആയിരുന്നപ്പോഴാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. ഇന്ന് നമ്മള്‍ ഒന്‍പതിനായിരം പാര്‍ട്ടി അംഗങ്ങളും എണ്ണായിരം സ്ഥാനാര്‍ഥി അംഗങ്ങളുമാണ്. നിങ്ങള്‍ അമൂല്യമായി മുറുകെ പിടിച്ച പതാക ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രതിജ്ഞയെടുത്തായിരുന്നു മടങ്ങിയത്. മറുപടിയെന്നോണം, ഇനിയും ജന്മമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി വീണ്ടുംവീണ്ടും മരിക്കുവാന്‍ തയ്യാറാണെന്നായിരുന്നു സഖാക്കളുടെ അവസാനവാക്ക്. നിരഞ്ജനയുടെ ചിരസ്മരണയില്‍ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു. മഴയെ പ്രതീക്ഷിച്ച് ഉണങ്ങിത്തപിച്ചിരുന്ന നിലം തണുത്തുമരവിച്ചു. കാറ്റ് ചലിക്കാന്‍ വിസമ്മതിച്ചതിനാല്‍ മരങ്ങളും ചെടികളും നിശ്ചലമായി. പ്രകൃതി മൂകമായി. കുടിലുകളില്‍ ദീപമെരിഞ്ഞില്ല. പിരിഞ്ഞുപോയ നാലുപേരെ ചൊല്ലി കുടിലുകള്‍ ഇടനെഞ്ഞു പൊട്ടിക്കരഞ്ഞു അപ്പുക്കുട്ടിയെ എടുത്ത് ജാനകി മുറ്റത്തിരിക്കയാണ്. കുട്ടി നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവനെ സമാധാനിപ്പിക്കാനാവാതെ തോറ്റ ജാനകി ആകാശത്തിലേക്കു നോക്കി. അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരിടത്ത് അനുസ്യൂതം പ്രഭാപൂരംചൊരിഞ്ഞുനിന്ന നാലുനക്ഷത്രം അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ജാനകി അതില്‍ ആദ്യത്തെ നക്ഷത്രത്തിനുനേരെ ചൂണ്ടി കുഞ്ഞിനോടു പറഞ്ഞു. അപ്പുക്കുട്ടി, നീ അങ്ങ് നോക്ക്യേ? ദാ അച്ഛന്‍ അവിടെയുണ്ട്. നീ കരഞ്ഞുകൂട. കരഞ്ഞാല്‍ അച്ഛന് സങ്കടാകും. അങ്ങനെ കയ്യൂരിന് ഓരോ രാത്രികളും വളരെ ദീര്‍ഘിച്ചതായിരുന്നു'. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ തൂലിക പടവാളാക്കിയ അനശ്വര കവി ടി എസ് തിരുമുമ്പിന്റെ ഈ വരികള്‍ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും കൊലമരത്തിനുപോലും കീഴ്‌പ്പെടുത്താനാകാത്ത കയ്യൂരിന്റെ ഇഛാശക്തിയെ, സംഘബോധത്തെ മാന്ത്രിക ശക്തിയോടെ വരച്ചുകാട്ടുന്നു. കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയും സുന്ദരയ്യ, കൃഷ്ണപ്പിള്ള, കേരളീയന്‍ തുടങ്ങിയ സഖാക്കളും കയ്യൂര്‍ സഖാക്കളെ കണ്ട് സമയമായപ്പോള്‍ സെല്ലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പു ജോഷിയുടെ കയ്യില്‍ പിടിച്ച് പതുക്കെ മന്ത്രിച്ചു. സഖാവേ മറ്റുവാക്കൊന്നും പുറത്തു വന്നില്ല. ജോഷി വരാന്തക്ക് പുറത്തേക്ക് നോക്കി. അവിടെ ഒരു പൂച്ചെടിത്തടമുണ്ടായിരുന്നു. അറിയാതെ ജോഷി പറഞ്ഞുപോയി. ഈ പൂക്കള്‍ നശ്വരങ്ങളാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കളാണ് നിങ്ങള്‍. കൊല്ലങ്ങള്‍ ഏഴുപതിറ്റാണ്ടോളമായെങ്കിലും എല്ലാവരുടേയും മനസ്സില്‍ കയ്യൂര്‍ ചിരസ്മരണയായി നിറഞ്ഞുനില്‍ക്കുന്നു. നോവലുകളും കഥകളും കവിതകളുമായി. കയ്യൂരിനെക്കുറിച്ച് പറയാന്‍ സാംസ്‌കാരിക കേരളത്തിന് ഇനിമേറെയുണ്ട്. കാരണം അവയിപ്പോഴും വാടാതെ സൗരഭ്യം പരത്തുന്ന പൂക്കളായി നമുക്കിടയില്‍ത്തന്നെയുണ്ടല്ലോ. Labels: കയ്യൂര്‍, ചരിത്രം, പോരാട്ടം, രാഷ്ട്രീയം സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു. മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഗാര്‍ഹിക പീഡനം തടയാന്‍ ഈ നിയമവും എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ല ഇന്ത്യാ- ചൈനാ ബന്ധത്തില്‍ പുത്തന്‍ വഴിത്തിരിവ് ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം കെ വി കൈപ്പള്ളി: അനാചാരങ്ങള്‍ ദൂരെയെറിഞ്ഞ കമ്യൂണിസ 'ഉണ്ണിയേട്ടന്‍' എന്ന സഖാവ് കെ വി ഉണ്ണി പാതാളത്തിലേക്കുള്ള പ്രയാണം 1 ഫിദല്‍ കാസ്ട്രോ മാര്‍ക്സിസ്റ്റുകാരെ വേണ്ട, മാര്‍ക്സിനെ മാത്രം മതി ഭാഷ മാത്രമാണ് വഴി കല്‍പ്പറ്റ നാരായണനുമായി മുഖാമുഖം മോഡിക്കെതിരായ വിധി രാഷ്ട്രീയ ധാര്‍മികതയുടെ വിജയം മാപ്പെഴുതി നല്‍കി പഠിക്കേണ്ടെന്ന് തീരുമാനിച്ച പോരാളി വീണ്ടും മാര്‍ക്സിലേക്ക് തിരിയുന്ന ബൂര്‍ഷ്വാ പണ്ഡിത കേരളം കേട്ടു; ഫറോക്കിന്റെ സമര സൈറണ്‍ ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു ലോകത്തിന് മാതൃകയായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കരുത് ജീവിതത്തിലെ ഒറ്റപ്പെടല്‍ സാഹിത്യത്തിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന് ചങ്ങല' എന്ന നോവല്‍ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന് എം.ആര്‍.സി. എഴുതിയിട്ടുണ്ട് എന്നതു ശരി. പക്ഷേ, പ്രമുഖ നിരൂപകരും പല പ്രമുഖ എഴുത്തുകാരും ഈ എഴുത്തുകാരനെ ആവോളം അവഗണിച്ചു. ഏതെങ്കിലും ഒരംഗീകാരത്തിന്റെ ഘട്ടമെത്തുമ്പോള്‍ 'ഓ, അയാളോ? എന്ന പുച്ഛം. യു.എ ഖാദര്‍| ഫോട്ടോ: ടി.കെ പ്രദീപ് കുമാര്‍, മാതൃഭൂമി മലയാളത്തില്‍ കവിതയെഴുതി എന്നതിന്റെ പേരില്‍ സാമൂതിരിയുടെ വിദ്വത്സദസ്സില്‍പ്പെട്ട പുനംനമ്പൂതിരിയെ 'അരക്കവി'യായിട്ടാണത്രേ കണക്കാക്കിയിരുന്നത്. ഇപ്രകാരം തെളി മലയാളത്തില്‍ കഥയെഴുതി എന്നതിന്റെ പേരില്‍ മലയാളത്തിലെ ആധുനിക കഥാകൃത്തുക്കളുടെ വംശാവലിയില്‍ ആദ്യമൊന്നും പേരുചേര്‍ക്കപ്പെടാതെ പോയ ഒരെഴുത്തുകാരനാണ് യു.എ. ഖാദര്‍. അസ്തിത്വദുഃഖവും ദുര്‍ഗ്രഹതയുമായിരുന്നല്ലോ മലയാളത്തിലെ ആധുനികതയുടെ ആരംഭകാല കുതൂഹലങ്ങള്‍. യു.എ. ഖാദറിന്റെ ഭാഷയില്‍ ദുര്‍ഗ്രഹത തീരേയില്ല അസ്തിത്വദുഃഖം അസ്തിത്വദുഃഖം' എന്നദ്ദേഹം ആര്‍ത്തുവിളിച്ചുമില്ല. വാസ്തവത്തില്‍ മലയാളിയുടെ അസ്തിത്വദുഃഖം പാശ്ചാത്യഗ്രന്ഥങ്ങള്‍ വായിച്ചുണ്ടായ ഒരു 'ജനറല്‍നോളജാ'ണ് എന്നാല്‍, ഖാദറിനത് ജീവിതാനുഭവമാണ്. പക്ഷേ, കണ്ടവനെക്കാള്‍ മഹാനാണല്ലോ കേട്ടവന്‍! ക്രിക്കറ്റുകളി സ്റ്റേഡിയത്തിലിരുന്നു കാണുന്നവനെക്കാള്‍ വ്യക്തമായി വീട്ടിലിരിക്കുന്നവന് ടി.വി.യിലൂടെ കാണാം. അതാണ് പുതിയകാലത്തിന്റെ മറിമായം. എന്നാല്‍, യു.എ. ഖാദര്‍ അനുഭവിച്ചിട്ടുള്ളത്ര വിചിത്രവും വിഭ്രമകവുമായ അനുഭവങ്ങളിലൂടെ മലയാളത്തില്‍ ഒരെഴുത്തുകാരനും കടന്നുപോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പിറന്നനാടും വീടും മാതൃഭാഷപോലും ഉപേക്ഷിച്ച് അപരിചിതമായ ഒരു ദിക്കില്‍ അവഗണിക്കപ്പെട്ടും അവമതിക്കപ്പെട്ടും സ്നേഹസാന്ത്വനങ്ങള്‍ ലഭിക്കാതെ കഴിയേണ്ടിവരിക, ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ തികഞ്ഞ ഏകാകിത അനുഭവിക്കുക-വൈയക്തിമായ ഈ അനുഭവങ്ങളെ മറികടക്കാന്‍ എഴുത്തു മാത്രമേ ഉള്ളൂ എന്ന് തിരിച്ചറിയുക; ആ തിരിച്ചറിവില്‍നിന്നാണ് ഖാദര്‍ എന്ന എഴുത്തുകാരന്റെ പിറവി. ബര്‍മയില്‍ കച്ചവടത്തിനുപോയ കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജിക്ക് ബര്‍മക്കാരി മാമൈദിയിലുണ്ടായ മകനാണ് ഖാദര്‍ (വര്‍ഷം 1935 അമ്മ വസൂരി പിടിപെട്ട് മരിച്ചപ്പോള്‍ പലരുടെയും കാരുണ്യത്തില്‍ വളര്‍ന്നു. രണ്ടാംലോകമഹായുദ്ധം കൊണ്ടുപിടിച്ചപ്പോള്‍ എല്ലാമുപേക്ഷിച്ചു നാടുവിട്ടവരുടെ കൂട്ടത്തില്‍ ഖാദറിന്റെ പിതാവുമുണ്ടായിരുന്നു. അന്യനാട്ടുകാരിക്കു പിറന്ന കുട്ടിയെ ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉപേക്ഷിക്കാനുള്ള ബന്ധുക്കളുടെ നിര്‍ബന്ധത്തെ അവഗണിച്ച്, ആ ഏഴു വയസ്സുകാരനെ ചുമലിലേറ്റി, ആലിപ്പഴംപോലെ വര്‍ഷിക്കുന്ന ബോംബുകള്‍ക്കിടയിലൂടെ ആ മനുഷ്യന്‍ ഓടി. ആ ഓട്ടം കൊയിലാണ്ടിയിലാണ് അവസാനിച്ചത്. മഴക്കാലത്ത് പുതപ്പുവില്‍ക്കാന്‍ വരുന്ന പരദേശികളുടെ മുഖച്ഛായയുള്ള, അറിയാത്ത ഭാഷ സംസാരിക്കുന്ന കുട്ടിയെ കൂട്ടുകാരനാക്കാന്‍ ആരും ഉത്സാഹിച്ചില്ല. സ്നേഹമോ വാത്സല്യമോ സൗഹൃദമോ എന്തെന്നറിയാതെ ആ കുട്ടി വളര്‍ന്നു. വീട്ടിലെയും നാട്ടിലെയും ഒറ്റപ്പെടലില്‍നിന്ന് അവന്‍ മോചനം നേടിയത് അക്ഷരങ്ങളിലൂടെയാണ്. അദ്ദേഹം ഓര്‍ക്കുന്നു: ''താമസിക്കുന്ന വീട്ടില്‍ ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ആ കുടുംബത്തിലെ അംഗമല്ല ഞാന്‍ എന്ന തോന്നല്‍ നിരന്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റപ്പെടലില്‍ എനിക്കുള്ള ആശ്രയം പുസ്തകങ്ങള്‍ മാത്രമായിരുന്നു. മറ്റാളുകളെ വെറുത്ത ഈ പശ്ചാത്തലത്തിലാണ് 'വിവാഹസമ്മാനം' എന്ന ആദ്യ കഥയെഴുതുന്നത്. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ ആ കഥ പ്രസിദ്ധീകരിച്ചു സി.എച്ച്. മുഹമ്മദ് കോയയാണ് ഉപദേശനിര്‍ദേശങ്ങള്‍ കൊടുത്ത് എഴുത്തിന്റെ ലോകത്തേക്ക് ആ ബാലനെ കൈപിടിച്ചുയര്‍ത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.വി. ദേവന്റെ വരകണ്ട് ആവേശം കയറി ചിത്രകല പഠിക്കാന്‍ മദിരാശിയിലെത്തി ഒരു കാര്യവുമില്ലാത്ത ഒരു സംഗതി' പഠിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തതോടെ പഠിപ്പു മതിയാക്കി. എങ്കിലും അവിടത്തെ സാഹിതീസഖ്യം വഴി എം. ഗോവിന്ദന്‍, ടി. പത്മനാഭന്‍, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരുമായുണ്ടാക്കിയ പരിചയം എഴുത്തുജീവിതത്തിനു സഹായകമായി. പിന്നീട് ഇതുപോലെ ഒരു കൂട്ടായ്മയില്‍ ചെന്നുപെടുന്നത് 1967 മുതലുള്ള അഞ്ചുവര്‍ഷത്തെ ആകാശവാണിക്കാലത്താണ്. തിക്കോടിയന്‍, ഉറൂബ്, അക്കിത്തം, കൊടുങ്ങല്ലൂര്‍, കക്കാട് എന്നിവരുമായുള്ള പരിചയം അദ്ദേഹത്തിന്റെ എഴുത്തുരീതികളെ പരുവപ്പെടുത്തി. ജീവിതത്തിലെ ഒറ്റപ്പെടല്‍ സാഹിത്യത്തിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന് ചങ്ങല' എന്ന നോവല്‍ മുസ്ലിം സമുദായത്തിന്റെ ഇന്ദുലേഖയാണെന്ന് എം.ആര്‍.സി. എഴുതിയിട്ടുണ്ട് എന്നതു ശരി. പക്ഷേ, പ്രമുഖ നിരൂപകരും പല പ്രമുഖ എഴുത്തുകാരും ഈ എഴുത്തുകാരനെ ആവോളം അവഗണിച്ചു. ഏതെങ്കിലും ഒരംഗീകാരത്തിന്റെ ഘട്ടമെത്തുമ്പോള്‍ 'ഓ, അയാളോ? എന്ന പുച്ഛം. പക്ഷേ, ഏറ്റവും വലിയ വിധികര്‍ത്താവ് കാലമാണെന്നാണല്ലോ പുനംനമ്പൂതിരിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത്. മറ്റു പതിനെട്ടു കവികളും വിസ്മൃതരായിട്ടും പുനം ഇന്നും ജീവിക്കുന്നു. ജീവിതകാലമത്രയും ഉള്ളിന്റെയുള്ളില്‍ ഉമിത്തീപോലെ, പിറന്ന നാടിനെപ്പറ്റിയുള്ള സ്മരണ നീറിപ്പിടിച്ചിരുന്നു. ഒടുവില്‍ ഏറെ കഷ്ടപ്പെട്ട് ആ നാട്ടിലേക്കു നടത്തിയ യാത്രയുടെ കഥയാണ് 'ഓര്‍മകളുടെ പഗോഡ ആത്മകഥയായി മാറുന്ന ഈ യാത്രാവിവരണം പക്ഷേ, ഒന്നും തിരിച്ചറിയാനാവാതെ മടങ്ങുന്നതിന്റെ വ്യഥ പങ്കുവെക്കുന്നു ബര്‍മയിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാതൃഭാഷ നഷ്ടപ്പെട്ട ഒരുവനായി സ്വയം സങ്കല്പിച്ചിരുന്നു. പക്ഷേ, യാത്രയ്ക്കുശേഷം, അതു നഷ്ടമല്ലെന്നു ബോധ്യപ്പെട്ടു. ഒരാള്‍ വളരുന്ന സാഹചര്യമാണ് അയാളുടെ ഭാഷ നിര്‍ണയിക്കുന്നത്. പെറ്റമ്മയുടെ നാവിലൂടെയാണ് ഭാഷ വന്നു നിറയുന്നത് എന്നു പറയുന്നതു വെറുതേയാണ്. അതു കവിസങ്കല്പം മാത്രമാണ് എന്താണ് യു.എ. ഖാദറിന്റെ രചനയുടെ രസതന്ത്രം? പറശ്ശനിക്കടവു മുതല്‍ കോരപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ ദേവതാ സങ്കല്പങ്ങളെയും പരാവൃത്തങ്ങളെയും തൃക്കോട്ടൂര്‍ എന്ന ഗ്രാമത്തിലേക്ക് ആവാഹിച്ചുവരുത്തുകയും അവയെ പെരുപ്പിച്ചും പൊലിപ്പിച്ചും അലൗകികതയുടെ മാനംനല്‍കി അവതരിപ്പിക്കുകയുമാണ് അദ്ദേഹം ചെയ്തത്. യു.എ ഖാദറിന്റെ റഫറന്‍സ്ഗ്രന്ഥമായിരുന്ന ഫാത്തിമക്ക് ആദരാഞ്ജലികള്‍-യു. കെ കുമാരന്‍ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ ബീവി അന്തരിച്ചു വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. മുരിങ്ങാച്ചുവട്ടില്‍ നിന്ന് നക്ഷത്രങ്ങളെ നോക്കിയ എഴുത്തുകാരന്‍ യു.എ. ഖാദര്‍: ഗദ്യത്തിന്റെ പാണന്‍- സജയ് കെ.വി. ആ ഒറ്റയാനേ പിടികിട്ടിയുള്ളൂ; കഥയാണ് ക്രാഫ്റ്റ്, ക്രാഫ്റ്റല്ല കഥ! ആളുകള്‍ ഫോട്ടോയെടുക്കാന്‍ തിക്കിത്തിരക്കിയപ്പോഴാണ് അറിഞ്ഞത് കൂടെയുള്ളത് നിസ്സാരനല്ലെന്ന്! ആദികവിയുടെ ജീവിതകഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ രചിച്ചിട്ടുണ്ട്. 21:10, 1 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത് THRIKKULAMGHS (സംവാദം സംഭാവനകൾ സ്കൂൾ ആർ‍ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർ താൾ സൃഷ്ടിച്ചിരിക്കുന്നു) (മാറ്റം) ←പഴയ രൂപം ഇപ്പോഴുള്ള രൂപം (മാറ്റം പുതിയ രൂപം→ (മാറ്റം) സ്കൂൾ ആർ‍ട്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സ്‍കൂൾ കലോൽസവം രണ്ട് ദിവസമായി വിപുലമായ രീതിയിൽ നടത്തി.ഒക്ടോബർ 4,5 തിയ്യതികളിലായാണ് കലോൽസവം സംഘടിപ്പിച്ചത്. അവസാനം പുതുക്കപ്പെട്ട ദിവസം: 1 നവംബർ 2019, സമയം: 21:10 പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം ലഭ്യം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 21:10, 1 നവംബർ 2019. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. എട്ട് വർഷത്തിൽ 2500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാനാകും. 2500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ കൊച്ചി മുതൽ മംഗലൂരു വരെയാണെങ്കിലും തെക്കൻ കേരളത്തിലേക്കും വൈകാതെ പ്രകൃതിവാതകമെത്തും. ആദ്യഘട്ടത്തിൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊച്ചിയിൽ നിന്ന് പ്രകൃതിവാതകം എത്തിച്ച് സംഭരിച്ചാണ് വിതരണം. ഈ ജില്ലകളിൽ മുപ്പത് സിഎൻജി സ്റ്റേഷനുകൾ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചുമതലക്കാരായ അറ്റ്‍ലാന്റിക് ഗള്‍ഫ് ആന്റ് പസഫിക് ലിമിറ്റഡ് കമ്പനി വ്യക്തമാക്കി. എട്ട് വർഷത്തിൽ 2500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഗാർഹിക, വാണിജ്യ, വ്യവസായ മേഖലക്ക് പ്രകൃതിവാതകം എത്തിക്കാനാകും. 2500 തൊഴിൽ അവസരങ്ങൾക്കും സാധ്യത തെളിയും. വടക്കൻ കേരളം പ്രകൃതിവാതകത്തിലേക്ക് ചുവട് മാറുമ്പോൾ തെക്കൻ കേരളവും ഒപ്പമുണ്ട്. വൈപ്പിനിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നിന്ന് ബുള്ളറ്റ് ടാങ്കറിൽ ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഇവിടത്തെ വലിയ സംഭരണ ടാങ്കറുകളിൽ നിന്ന് വിതരണത്തിനായി പൈപ്പിടും. ആലപ്പുഴയിൽ ചേർത്തലയിലാണ് സംഭരണ കേന്ദ്രം. തിരുവനന്തപുരത്തും, കൊല്ലത്തെയും പ്രധാന കേന്ദ്രത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടന്ന് വരികയാണ്. സംഭരണ കേന്ദ്രം തയ്യാറാകുന്നതോടെ ഈ വർഷം തന്നെ ചേർത്തലയിലെ 10,000 വീടുകളിലേക്ക് പ്രകൃതിവാതകമെത്തിക്കാനുള്ള സാധ്യത തെളിയും. കൊല്ലത്തെയും, തിരുവനന്തപുരത്തെയും ഗാർഹിക ഉപഭോക്താക്കൾ ഒരു വർഷം കൂടി കാത്തിരിക്കണം. എട്ട് വർഷത്തിനുള്ളിൽ 291 സിഎൻജി പമ്പുകളും ഈ ജില്ലകളിൽ പ്രവർത്തനം തുടങ്ങും. നിലവിൽ കൊല്ലത്തെ കെഎംഎംഎൽ, കെസിൽ, ഇഐസിൽ എന്നീ കമ്പനികൾ പ്രകൃതിവാതകത്തിന്‍റെ ഉപഭോക്താക്കളാണ്. തെക്കൻ ജില്ലകളിലും പ്രകൃതിവാതകമെത്തുന്നതോടെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളുടെ മുഖഛായ തന്നെ മാറും. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചതോടെ കെഎസ്ആർടിസിയുടെ സിഎൻജി സ്വപ്നങ്ങളും യാഥാർത്ഥ്യമാവുകയാണ്. Covid 19 സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4557 പേര്‍ക്ക്; 5108 പേര്‍ രോഗമുക്തി നേടി വഖഫ് ബോർഡ് നിയമന വിവാദം: സമസ്ത നിലപാട് ഏകകണ്ഠമെന്ന് നേതാക്കൾ Mullaperiyar ജലനിരപ്പുയര്‍ന്നു; മുല്ലപ്പെരിയാറില്‍ ഒരു ഷട്ടര്‍ കൂടി തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രത Kadakkavoor Pocso Case: കടയ്ക്കാവൂർ പോക്സോ കേസ്; ആരോപണം വ്യാജം, അമ്മയെ കുറ്റവിമുക്തയാക്കി K C Venugopal മുഖ്യമന്ത്രി ഇന്ധനവില കൂടുമ്പോള്‍ സന്തോഷിക്കുന്നയാള്‍ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍ Malayalam Short Story കരിമ്പ്, രമേശന്‍ പൊയില്‍ താഴത്ത് എഴുതിയ കഥ കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ 11 വയസുകാരൻ മുങ്ങിമരിച്ചു Book Review സത്യാനന്തരകാലത്തെ രാഷ്ട്രീയ ജീവിതം UP Election മമതാ ബാനർജിക്ക് സ്വാഗതം, കോൺഗ്രസിന് പരിഹാസം, യുപിയിൽ റാലികളിൽ സജീവമായി അഖിലേഷ് യാദവ് ഗുരുവായൂരപ്പന് ഇനി സ്വന്തം 'ഥാർ കാണിക്ക സമർപ്പിച്ച് മഹീന്ദ്ര കമ്പനി ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് കഴിഞ്ഞവര്‍ഷം രണ്ടെണ്ണം, ഇത്തവണ 26; ഇരിട്ടി സ്‌കൂളില്‍നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍ Theft| Laptop| Iritty| Kannur കഴിഞ്ഞവര്‍ഷം രണ്ടെണ്ണം, ഇത്തവണ 26; ഇരിട്ടി സ്‌കൂളില്‍നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍ ഇരിട്ടി: ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മോഷണം പോയ 26 ലാപ്ടോപ്പുകളിൽ 24 എണ്ണം പോലീസ് വീണ്ടെടുത്തു. മോഷ്ടാക്കളിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. സംഘത്തിൽപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. ലാപ്ടോപ്പ് വാങ്ങി വിൽപ്പന നടത്തിക്കൊടുക്കാൻ ഏറ്റവരും കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിന്നവരുമാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞവർഷം സ്കൂളിൽനിന്ന് രണ്ട് ലാപ്ടോപ്പ് മോഷ്ടിച്ചവർ തന്നെയാണ് ഇത്തവണയും മോഷണം നടത്തിയതെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഇരിട്ടി ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം പറഞ്ഞു. ഇപ്പോൾ ആറളം ഫാം പത്താംബ്ലോക്കിലെ താമസക്കാരായ മാറാട് പാലക്കൽ ഹൗസിൽ ദീപു (31 തലശ്ശേരി ടെമ്പിൾ ഗേറ്റിലെ കുന്നുംപുറത്ത് ഹൗസിൽ മനോജ് (54) എന്നിവരെയാണ് ഇരിട്ടി സി.ഐ. എം.പി.രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പഴയപാലം റോഡിലെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തത്. കഴിഞ്ഞവർഷം മോഷണത്തിന് നേതൃത്വം നൽകിയ ദീപുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായ ദീപു മാർച്ച് 22-ന് ജയിൽമോചിതനായിരുന്നു. ജയിലിൽവെച്ച് ഇയാൾ സഹ തടവുകാരോട് ലാപ്ടോപ്പ് വിൽക്കാനുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇത് പിടിവള്ളിയാക്കി നടത്തിയ അന്വേഷണമാണ് എളുപ്പത്തിൽ പ്രതികളിലേക്കെത്താൻ സഹായിച്ചത്. മനോജിനെയും കൂട്ടി ദീപു മേയ് നാലിന് രാത്രി എട്ടോടെയാണ് സ്കൂളിലെത്തിയത്. സ്കൂളിന്റെ പ്രധാന ഗേറ്റിന്റെ പൂട്ട് തകർത്താണ് അകത്ത് കയറിയത്. വിജനമായ പ്രദേശമായതിനാൽ കാര്യങ്ങൾ എളുപ്പമായി. ഇരിക്കൂറിൽനിന്ന് വിളിച്ച ഗുഡ്സ് ഓട്ടോയിലാണ് ലാപ്ടോപ്പ് കടത്തിക്കൊണ്ടുപോയത്. ചക്കരക്കല്ലിലെ ഒരാളെയാണ് ഇത് വിൽപ്പന നടത്താൻ ഏൽപ്പിച്ചത്. മോഷണത്തിന് പ്രേരിപ്പിച്ചത് ഓട്ടോഡ്രൈവറാണെന്നാണ് നിഗമനം. മോഷ്ടിച്ച ലാപ്ടോപ്പുകളിൽ രണ്ടെണ്ണം മറ്റൊരു വ്യക്തിയുടെ കൈയിലാണുള്ളത്. ഇയാളെയും പോലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ഡോളര്‍ പിടികൂടി. വിദേശത്തേക്ക് ബസില്‍ മാല മോഷണം; മധുര സ്വദേശിനിയെ മാല നഷ്ടപ്പെട്ട സ്ത്രീകള്‍ പിന്തുടര്‍ന്ന് പിടികൂടി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിക്ക് കുത്തേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവെന്ന് പരാതി തുമ്പശ്ശേരി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ്; സബ് രജിസ്ട്രാര്‍ റിമാന്‍ഡില്‍ ട്രെയിന്‍ യാത്രക്കാരിയെ മയക്കികിടത്തി മോഷണം; പാന്‍ട്രി ജീവനക്കാരന്‍ പിടിയില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളെ കസ്റ്റഡിയിലെടുക്കും നവവരനെ മര്‍ദിച്ച സംഭവത്തില്‍ ട്വിസ്റ്റ്: യുവാവിനെതിരേ ഭാര്യ; നേരിട്ടത് ക്രൂരമായ പീഡനമെന്ന് ആരോപണം മടവൂര്‍പ്പാറയ്ക്കടുത്ത് അസ്ഥികൂടം; കാണാതായ സ്ത്രീയുടേതെന്ന് സംശയം സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നടുറോഡില്‍ തടഞ്ഞ് കടന്നുപിടിച്ചു;18-കാരന്‍ പിടിയില്‍ Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ കെ.എസ്സ്.ഐ.ഇ. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്റസ്ട്രിയൽ എന്റര്‍പ്രൈസസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തി. 7 കോടി രൂപയുടെ ലാഭം നേടി ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ © പകർപ്പവകാശം 2010-2019: എല്ലാ അവകാശങ്ങളും നിക്ഷിപ്തം. നുറുങ്ങുകൾ ഹോട്ട് ഉല്പന്നങ്ങൾ സൈറ്റ്മാപ്പ് എഎംപി മൊബൈൽ ഓഫീസ് സാദാ ക്ലിപ്പ് നിർമ്മാണം വിൽപ്പനക്കാരന്റെ ഓഫീസ് സാദാ ക്ലിപ്പുകൾ ഓഫീസ് സാദാ ക്ലിപ്പ് നിർമ്മാതാവിന്റെ വെൻഡർ ഓഫീസ് സാദാ ക്ലിപ്പുകൾ ഫാക്ടറി ഓഫീസ് സാദാ ക്ലിപ്പുകൾ പ്രൊഡ്യൂസിങ് ഓഫീസ് സാദാ ക്ലിപ്പുകൾ , ന്യൂഡൽഹി: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെ (palam airport) ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിൽ (Air India One) വന്നിറങ്ങിയ മോദിക്ക് വൻ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ (JP Nadda) മോദിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് മോദിയെ സ്വാഗതം ചെയ്യാനെത്തിയത്. മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞു. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളിൽ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിർത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്ന് നഡ്ഡ പറഞ്ഞു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രധാനമന്ത്രി മോദിയുടെ തമ്മിലുള്ള സുഹൃത്ത് ബന്ധം ഒരു പുതിയ കാര്യമല്ല. വളരെ കാലം മുൻപ് അവർ ഇരുവരും പരസ്പരമറിയും. രാഷ്ട്രത്തലവൻമാരായ ശേഷവും ആ അടുപ്പവും സ്നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ പറഞ്ഞു. നമ്മൾ ഇന്നു കാണുന്ന ഇന്റർനെറ്റ് 1970കളിൽ അമേരിക്കൻ പ്രതിരോധ വകുപ്പ് അടിത്തറയിട്ട കമ്പ്യൂട്ടർ നെറ്റ്‌വർക്കില്‍ നിന്നാണ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. ഏത് അടിയന്തിര സാഹചര്യത്തിലും കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു കമ്പ്യൂട്ടർ ശൃംഖല ആയിട്ടാണ് ഇന്നത്തെ ഇൻറർനെറ്റിന്റെ പ്രാഥമിക രൂപകല്പന നടന്നത്. പ്രധാനമായും സൈനിക ആവശ്യങ്ങൾക്കു വേണ്ടി ആയിരുന്നു ഇതുണ്ടാക്കിയത്. ഈ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് ഇൻറർനെറ്റിന്റെ തുടക്കം. തുടർന്ന് ഈ ശ്രൃംഖലയിലേക്ക് യൂണിവേഴ്സിറ്റികളേയും മറ്റ് സ്ഥാപനങ്ങളേയും ചേർത്തു. പേഴ്സണൽ കമ്പ്യൂട്ടറുകളുടെയും വിവരവിനിമയ സംവിധാനങ്ങളുടെയും രംഗത്തുണ്ടായ പുരോഗതി ഇന്റർനെറ്റിനെ കൂടുതൽ ജനകീയമാക്കി. ഇപ്പോഴത്തെ ഇന്റർനെറ്റ് പതിയെ പതിയെ അതതു കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് വികസിച്ചു വന്ന ഒരു സംവിധാനമാണ്. സാങ്കേതികവിദ്യയിലും കണക്ടിവിറ്റിയിലും ഓരോ സമയത്തും ഉണ്ടായ പുരോഗതിക്ക് അനുസരിച്ച് നിരവധി ആപ്ലിക്കേഷനുകൾ ഇന്റർനെറ്റിലേക്ക് കൂട്ടിച്ചേർക്കുകയുണ്ടായി ഇനിയും ഇത്തരം കൂട്ടിചേർക്കലുകൾ തുടർന്നു കൊണ്ടേയിരിക്കും. അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷമുള്ള ഇന്റർനെറ്റിനെപ്പറ്റി പ്രവചിക്കുവാനാകില്ല. സങ്കേതിക വിദ്യകൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇൻറർനെറ്റിന്റെ അടിസ്ഥാന രൂപകൽപന നമ്മൾ കാണുന്ന ഭൂപടത്തിൽ കാണുന്ന രാജ്യാതിർത്തികൾ പരിഗണിച്ച് ഉണ്ടാക്കിയിട്ടുള്ളതല്ല . ഇന്റർനെറ്റ് ആധുനിക മനുഷ്യന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു അടിസ്ഥാന സൗകര്യമായി മാറിയപ്പോൾ ഇന്റർനെറ്റ് വഴി സ്വന്തം പരമാധികാരത്തിലും രാജ്യസുരക്ഷയിലും മറ്റുള്ളവർ കടന്നുകയറിയേക്കുമോ എന്ന ഭീതി എല്ലാ രാജ്യങ്ങൾക്കുമുണ്ട്. അതിനാൽ ഓരോ രാജ്യവും ഇന്റർനെറ്റ് ഉപയോഗത്തിനും അത് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകൾക്കും അതിർവരമ്പുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാൽ ഇവയൊന്നുംതന്നെ പരിപൂർണ്ണമായി ഭൂപടത്തിലെ അതിർത്തികൾക്കനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. പക്ഷെ സാങ്കേതിക ജ്ഞാനമുള്ള ചുരുക്കം ചിലർക്കെങ്കിലും ഇത്തരം കൃത്രിമ അതിർത്തികൾ ഭേദിക്കാൻ കഴിയും. Tik tok നിരോധനം ഉയർത്തുന്ന പ്രശ്നങ്ങൾ—————————————————നമ്മൾ ഇന്നു കാണുന്ന… ഇന്റർനെറ്റിന്റെ വളർച്ചയും വികാസവും അനുസരിച്ച് പല രാജ്യങ്ങളിലും ഈ അതിർവരമ്പുകൾ ഇന്റർനെറ്റ് നിയമങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രാജ്യങ്ങളിലും ഏകാധിപത്യ രാജ്യങ്ങളിലും ഇവ വളരെ വ്യത്യസ്ഥമാണെന്ന് കാണാം. ചൈന പോലെയുള്ള ഏകാധിപത്യരാജ്യങ്ങൾ പൗരൻമാർക്ക് സമ്പൂർണമായ ഇന്റർനെറ്റ് സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. അതേ സമയം പാശ്ചാത്യ രാജ്യങ്ങൾ പലതും വളരെ ലിബറൽ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഏത് സാങ്കേതികവിദ്യയുടെയും ഉപയോഗം കൂടുമ്പോൾ നിലവിലുള്ള സാമൂഹിക രീതികളും പൊതു നിയമങ്ങളും അനുസരിച്ച് ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കാൻ സർക്കാരുകൾ ശ്രമിക്കാറുണ്ട്. സമുഹത്തിന്റെ പൊതു നന്മക്ക് ഇതാവശ്യവുമാണ്. ഇന്ത്യയിലെ ഇത്തരത്തിൽപ്പെട്ട പ്രധാന നിയമം 2000 ലെ ഇൻഫോർമേഷൻ ടെക്നോളജി ആക്ട് ആണ്. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന പല വിധ ഇലക്ട്രോണിക്‌ ഇടപാടുകൾക്കും സാധുത നൽകുന്നത് ഈ നിയമമാണ്. എന്നാൽ ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുള്ളത്. മൊബെൽ ഫോണുകൾ സർവ്വ സാധാരണമാവുകയും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഇന്റർനെറ്റ് സൗകര്യങ്ങള്‍ ലഭ്യമാവുകയും ചെയ്തു. ഈ പുരോഗതി നൂതനമായ നിരവധി ആശയങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും വഴിതെളിച്ചിട്ടുണ്ട്. അതിൽ പ്രധാനം ബിഗ് ഡാറ്റ അനലറ്റിക്സ് ആണ്. ഇൻറർനെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് ആളുകൾക്ക് താൽപര്യമുളളവിഷയങ്ങൾ കണ്ടെത്തുക, വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുക എന്നിങ്ങനെ പലതരം സാധ്യതകൾ പരിശോധിക്കുകയാണ് ബിഗ് ഡാറ്റ അനലറ്റിക്സ് നടത്തുന്നത്‌. നമ്മുടെ വ്യക്തിഗതമായ വിവരങ്ങളും താൽപര്യങ്ങളും സംബന്ധിച്ച ഡാറ്റ ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്ക് അത്യന്താപേക്ഷിതമാണ്. ഈ ഡാറ്റ ശേഖരിക്കാനായി ഇവർ പല മാർഗ്ഗങ്ങളും ഉപയോഗിക്കും. നമ്മുടെ അനുവാദമില്ലാതെ ഫോണിൽ നിന്നും കമ്പ്യുട്ടറിൽ നിന്നും പിന്നാമ്പുറത്തു കൂടി വിവരങ്ങൾ ശേഖരിക്കുന്നത് പൊതുവെ കണ്ടു വരുന്ന രീതിയാണ്. കൂടാതെ നമ്മുടെ കൗതുകങ്ങളെ ചൂഷണം ചെയ്യുന്ന സോഷ്യൽ മീഡിയാ ആപ്പുകൾ, വിവിധ തരം സൗജന്യങ്ങൾ നൽകുന്ന വെബ് സൈറ്റുകൾ, മൽസരങ്ങൾ, മാൽവെയറുകൾ, വൈറസുകൾ എന്നിങ്ങനെ മറ്റ് പല സൂത്രപ്പണികളിലൂടെയും കമ്പനികൾ ഡേറ്റ ശേഖരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാതെ പലരും ഈവിവരങ്ങൾ കൊടുക്കുകയും ചെയ്യും. നമ്മുടെ ജിപിഎസ് കോർഡിനേറ്റുകൾ, ബ്രൗസിങ്ങ് ഹിസ്റ്ററി, സാധനങ്ങൾ വാങ്ങിയതിന്റെ വിവരങ്ങൾ, സുഹൃത്തുകളുടെ ഫോൺ നമ്പരുകളും മറ്റ് വിവരങ്ങളും, ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവയെല്ലാം ഡാറ്റ അനലറ്റിക്സ് കമ്പനികൾക്ക് വിലപ്പെട്ട വിവരങ്ങളാണ്. ഒറ്റപ്പെട്ട ഒരു വ്യക്തിയുടെ ഇത്തരം വിവരങ്ങൾ പ്രത്യക്ഷത്തിൽ ഉപയോഗശൂന്യമാണെന്ന് തോന്നാം. എന്നാൽ ലക്ഷോപലക്ഷം ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് അതിൽ നിന്ന് നിഗമനങ്ങളിലെത്താനും ഇത്തരം നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ താൽപര്യങ്ങൾ കണ്ടെത്താനും കഴിയുന്ന അൽഗോരിതങ്ങളുണ്ട്. അതിനാലാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ ക്രൂഡ് ഓയിൽ ഉൽപാദക രാജ്യങ്ങൾക്കും എണ്ണക്കമ്പനികൾക്കും ഉണ്ടായിരുന്ന മേൽക്കൈ ഈ നൂറ്റാണ്ടിൽ ഡേറ്റ കൈവശമുള്ളവർക്കാണെന്ന് പറയുന്നത്. പൗരന്റെ സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ലോകമെമ്പാടും നിരവധിയാളുകൾ പലപ്പോഴായി എതിർത്തിട്ടുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി കാണുകയും ഡാറ്റാ പ്രൈവസി നിയമങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പുറത്തിറക്കിയ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR) ഇത്തരത്തിലുള്ള പ്രധാന നിയമങ്ങളിലൊന്നാണ്. സ്വകാര്യതയുടെ കാര്യത്തിൽ, ഇൻറർനെറ്റ് ഭീമൻമാരായ ഗൂഗിളിനും ഫേസ്ബുക്കിനുമൊക്കെ യൂറോപ്പിൽ ഇതനുസരിക്കേണ്ടി വന്നു. ഇന്ത്യയിൽ ഇത്തരമൊരു നിയമത്തിന്റെ കരട് 2019 ൽ പാർലമെന്റിൽ സമർപ്പിക്കുകയുണ്ടായി. ഇപ്പോഴും അത് പാർലമെന്റിന്റെ പരിഗണനയിലാണ്. ടിക് ടോക്ക് പോലെ വളരെ ജനപ്രിയമായ ചില മൊബൈൽ ആപ്പുകളെ പൗരൻമാരുടെ ഡാറ്റ ശേഖരിച്ചു എന്നും ഈ ആപ്പുകൾ രാജ്യസുരക്ഷക്ക് നന്നല്ലയെന്നും പറഞ്ഞ് ഈയിടെ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ചൈനാ നിർമ്മിതമാണ് ഇവയെല്ലാം എന്നതും ശ്രദ്ധേയമാണ്. എന്നാൽ പൗരൻമാരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്ന നിരവധി ആപ്പുകൾ ഇപ്പോഴും ലഭ്യമാണ്. ഈ രംഗത്തെ ഭീമൻമാരായ ഗൂഗിളും ഫേസ്ബുക്കുമൊക്കെ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് നമുക്ക് അറിയില്ല. പൊതുജനമുപയോഗിക്കുന്ന പലതരത്തിലുള്ള ആപ്പുകൾ, ശേഖരിക്കുന്ന വിവരങ്ങൾ വിദേശ രാജ്യങ്ങളിൽ എത്തുന്നില്ലാ എന്ന് എങ്ങിനെ ഉറപ്പിക്കാനാകും. കുറച്ചു കാലം മുമ്പ് പെഗാസിസ് എന്ന മാൽവെയറുപയോഗിച്ച് രാഷ്ട്രീയ നേതാക്കളുടെയും മറ്റും വിവരം ചോർത്തി എന്ന വിവാദം ഇത്തരുണത്തിൽ സ്മരിക്കാം. ലോകം മൊത്തം വ്യാപിച്ചു കിടക്കുന്ന ഇന്റര്‍നെറ്റിൽ ഡേറ്റ ചോർത്തുന്നതിനും മറ്റും രാജ്യാതിർത്തികൾ ബാധകമല്ല എന്ന കാര്യം മറക്കരുത്. കേന്ദ്ര സർക്കാർ ഡേറ്റ ചോർച്ച കണ്ടെത്തി ചൈനീസ് ആപ്പുകളെ പുറത്താക്കിയത് നല്ല കാര്യം തന്നെയാണ് പക്ഷെ ഡേറ്റ ചോർത്തുന്ന സകലരേയും പുറത്താക്കുക തന്നെ വേണം അവർ ഏതു രാജ്യത്തു നിന്ന് പ്രവർത്തിക്കുന്നവരായാലും. ഈ വിഷയത്തിൽ ഇനി നമുക്ക് വേണ്ടത് കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളല്ല മറിച്ച് പൗരന്റെ സ്വകാര്യതയും രാജ്യസുരക്ഷയും സംരക്ഷിക്കാനുള്ള വ്യക്തമായ നിയമങ്ങളും ആ നിയമങ്ങൾ നടപ്പാക്കാനുള്ള സംവിധാനവുമാണ്. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാർ എടുക്കുന്ന ഏതു നടപടിയും സുതാര്യമാകണം; ആ നടപടികൾ പൗരൻമാർക്ക് പരിശോധിക്കുന്നതിനും വേണമെങ്കിൽ തിരുത്തൽ നടപടികൾ ആരംഭിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടാകണം. സോഷ്യൽ മീഡിയയും ഇന്റർനെറ്റും വ്യാപകമായ ഇക്കാലത്ത് സർക്കാരുകളുടെ പ്രവർത്തനത്തെ ജനങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ട്. അധികാരസ്ഥനങ്ങളിലുള്ളവർക്ക് ഇത്തരം പരിശോധന പലപ്പോഴും ഹിതകരമാകണമെന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പല രീതിയിൽ സ്വാധീനിക്കാൻ അധികാരികൾ ശ്രമിക്കാൻ സാധ്യതയുണ്ട്. അതിനാൽ ടിക് ടോക്ക് പോലയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെതിരേ ഉണ്ടായ നടപടി ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കുള്ള മുന്നറിയിപ്പല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, സ്വകാര്യത ഭരണഘടന നൽകുന്ന ഒരു മൗലിക അവകാശമാണെന്ന് സുപ്രീം കോടതി തന്നെ വിധിച്ചിട്ടുള്ളതാണ്. ഇന്റർനെറ്റിൽ പൗരൻമാരുടെ സ്വകാര്യത സംബന്ധിച്ച നിയമങ്ങൾ അടിയന്തിരമായി നിർമ്മിക്കേണ്ടതാണ്. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ അധികാരസ്ഥാങ്ങളിലുള്ളവർക്ക് സാധിക്കാത്ത രീതിയിൽ ക്രമീകരിക്കേണ്ടത് നമ്മുടെ ജനാധിപത്യം നിലനിന്നുപോകുന്നതിന് അത്യാവശ്യമാണ്. ഇന്ത്യൻ പൗരൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ അവനറിയാതെ രാജ്യസുരക്ഷയെ ബാധിക്കുന്നില്ല എന്നതും പൗരന്റെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ല എന്നും അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അരൂർ: ഓട്ടോ മറിഞ്ഞ് വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു. ചന്തിരൂർ വട്ടേഴത്ത് പരേതനായ തോമസിന്‍റെ ഭാര്യ ഷീല (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ ചന്തിരൂർ പഴയ പാലത്തിന് സമീപമായിരുന്നു അപകടം. വട്ടംചാടിയ നായയെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തലയടിച്ച് വീണ ഷീലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വർഷങ്ങൾക്ക് മുന്പ് ഭർത്താവിന്‍റെ മരണത്തെ തുടർന്നാണ് ഷീല ഉപജീവനത്തിനായി ഓട്ടോ ഓടിച്ചു തുടങ്ങിയത്. ചന്തിരൂർ പാലം സ്റ്റാൻഡിലെ എക വനിതാ ഓട്ടോ ഡ്രൈവറാണ്. സംസ്കാരം ഇന്ന് എരമലൂർ സെന്‍റ് സേവിയേഴ്സ് പള്ളിയിൽ. മക്കൾ: ലെവിൻ, ലെഹന. മരുമകൻ: സൈജു. അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് മമ്പറം ദിവാകരനുനേരെ കൂവൽ: വോട്ടെടുപ്പ് സ്ഥലത്ത് സംഘർഷം സന്ദീപിന്‍റെ കൊലപാതകത്തിന് കാരണം സിപിഎമ്മിലെ വിഭാഗിയത: കെ. സുരേന്ദ്രൻ സന്ദീപ് വധം ആർഎസ്എസ് ആസൂത്രണം ചെയ്തത്; കുടുംബത്തെ പാർട്ടി സംരക്ഷിക്കും: കോ‌ടിയേരി ബംഗളൂരുവിൽ രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ട് ആരോപണവുമായി കോൺഗ്രസ് ആരോഗ്യവകുപ്പിൽ ഇനി ഇരുമ്പുമറ! മാധ്യമങ്ങളോട് മിണ്ടരുതെന്ന് പിണറായി സർക്കാർ മമ്പറം ദിവാകരനുനേരെ കൂവൽ: വോട്ടെടുപ്പ് സ്ഥലത്ത് സംഘർഷം സന്ദീപിന്‍റെ കൊലപാതകത്തിന് കാരണം സിപിഎമ്മിലെ വിഭാഗിയത: കെ. സുരേന്ദ്രൻ സന്ദീപ് വധം ആർഎസ്എസ് ആസൂത്രണം ചെയ്തത്; കുടുംബത്തെ പാർട്ടി സംരക്ഷിക്കും: കോ‌ടിയേരി ബംഗളൂരുവിൽ രണ്ട് പേർക്കല്ല, 12 പേർക്ക് ഒമിക്രോൺ ഉണ്ട് ആരോപണവുമായി കോൺഗ്രസ് ആരോഗ്യവകുപ്പിൽ ഇനി ഇരുമ്പുമറ! മാധ്യമങ്ങളോട് മിണ്ടരുതെന്ന് പിണറായി സർക്കാർ ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod കഥയാക്കാൻ കഴിയാതെപോയ ചില മനുഷ്യരെക്കുറിച്ച് എഴുതണമെന്ന് തോന്നി. ആദ്യം തെളിഞ്ഞുവന്നത് കുഞ്ഞിപ്പാലു തന്നെയാണ്, എഴുത്തുമുറിയിലെ എന്റെ മേശയ്ക്കുമുകളിൽ ചമ്രം പടഞ്ഞിരിക്കുന്നു! “നിന്നെകൊണ്ട് അത് തോന്നിപ്പിച്ചത് ഞാനാടാ” എന്നുപറഞ്ഞുകൊണ്ട് കുഞ്ഞിപ്പാലു വായിലെ മുറുക്കാൻ ജനലിലൂടെ പുറത്തേക്ക് തുപ്പി. എന്റെ മുറിയിലേക്ക് പൂക്കാറുള്ള പുറത്തെ ആരളിമരം ചുവന്നിട്ടുണ്ടാവണം. ഇവിടെയൊരു നിയമമുണ്ടായിരുന്നു. ‘കുഞ്ഞിപ്പാലുവിനെ കുറിച്ച് കുഞ്ഞിപ്പാലുവിനെക്കുറിച്ചറിയാത്തവരോട് പറയരുത്’. സ്വയം വാഴ്ത്തപ്പെടാതിരിക്കാൻ കുഞ്ഞിപ്പാലുതന്നെ സൃഷ്ടിച്ച ഒരു നിയമം. ഇന്ന് അതേയാൾ തന്നെ എന്നെകൊണ്ടാ നിയമം തെറ്റിക്കുകയാണ്…. യെരവാന്‍: അര്‍മീനിയയും അസര്‍ബൈജാനും തമ്മിലെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ചയും തുടര്‍ന്നതോടെ ഇരു ഭാഗത്തുമായി വന്‍ ആള്‍നാശമുണ്ടായി. 550ലധികം അര്‍മീനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി… പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കു തീർക്കരുത്; പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല: വി മുരളീധരൻ സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി പെരിയയിൽ തോറ്റതിന് തിരുവല്ലയിൽ കണക്കു തീർക്കരുത്; പ്രതികൾക്ക് സി.പി.എമ്മുമായാണ് ബന്ധം, സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ല: വി മുരളീധരൻ സന്ദീപിന്റെ കുടുംബം അനാഥമാകില്ല; പാർട്ടി സംരക്ഷിക്കും: കോടിയേരി ബാലകൃഷ്ണൻ തമിഴകത്തിന്റെ ‘അമ്മ’ വിടവാങ്ങിയിട്ട് അഞ്ചു വർഷം; ഇരട്ട നേതൃത്വത്തിന്റെ ഭാവി അവതാളത്തിലോ എതിരില്ലാതെ വിജയിക്കാൻ നാമനിര്‍ദേശവുമായി വരുന്നവരെ അടിച്ചോടിച്ച് അണികൾ ‘മമ്മൂട്ടി ഫാൻസ്‌ മലയാള സിനിമയ്ക്ക് എതിരായി പ്രവർത്തിക്കുമ്പോൾ അതിനെതിരെ അങ്ങ് മൗനം വെടിയണം; ചെളിവാരിയെറിയാൻ ഞങ്ങൾക്കും കഴിയും’; മമ്മൂട്ടിയെ പരസ്യമായി വെല്ലുവിളിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ സെക്രട്ടറി; പോസ്റ്റ് വൻ വിവാദമായതോടെ മാപ്പ് പറഞ്ഞ് വിമൽ കുമാർ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു. ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു. വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ helpme എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു. ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. 6 വാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം 8 വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019 മണ്ണാർക്കാട് ഗ്രാമപഞ്ചായത്ത് തലക്കെട്ട് മാറ്റാതെ പുതിയ ലേഖനം നിർമ്മിക്കുകയാണ് വേണ്ടിയിരുന്നത്. സംശയം ഉണ്ടെങ്കിൽ വിക്കിയിൽ ആരോടെങ്കിലും ചോദിച്ചിട്ടാണ് ചെയ്യേണ്ടത് റോജി പാലാ (സംവാദം) 14:40, 18 ഒക്ടോബർ 2015 (UTC)[reply] ഈ തലക്കെട്ടു മാറ്റത്തിനുള്ള കാരണം വിശദീകരിക്കാമോ പിറവം ഗ്രാമപഞ്ചായത്ത് നഗരസഭയാക്കിയോ ബിപിൻ (സംവാദം) 08:22, 25 ഡിസംബർ 2015 (UTC)[reply] ഇവിടേയും താങ്കൾ തലക്കെട്ടു മാറ്റിയിരിക്കുന്നു. ഒരേ പേരിൽ ഗ്രാമപഞ്ചായത്തും, നഗരസഭയും നിലവിലുണ്ടെങ്കിൽ നഗരസഭക്കു വേണ്ടി പുതിയ താൾ തുടങ്ങുകയാണ് വേണ്ടത്. തലക്കെട്ടു മാറ്റത്തിനു മുമ്പായി സംവാദം താളിൽ ചർച്ച ചെയ്യുക. ബിപിൻ (സംവാദം) 08:28, 25 ഡിസംബർ 2015 (UTC)[reply] വെറുതേ ഗോസിപ്പ് എഴുതുന്നതുപോലെയല്ലാതെ സ്വതന്ത്രമായ അവലംബങ്ങളോടു കൂടി എഴുതുക. എല്ലാർക്കും അറിയാം എന്നരീതിയിൽ ഇവിടെ കൊടുക്കാൻ കഴിയില്ല. അവലംബത്തോടെ മാത്രമേ ഇങ്ങനെയുള്ള വിഷയങ്ങളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രത്തിൽ തിരുത്തുകൾ വരുത്താവൂ എന്ന് അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:15, 18 മേയ് 2016 (UTC)[reply] ക്ഷേത്രത്തിന്റെ ശരിക്കുള്ള പേരുതന്നെ നിലനിർത്തുക. പലരുടേയും സൗകര്യാർത്ഥം തലേക്കെട്ട് മാറ്റുന്നതിനോട് യോജിക്കാനാവില്ല. ക്ഷേത്ര ത്തിലെ എല്ലാ റെക്കോടുകളും അങ്ങനെതന്നെ യാണ്. പ്ലീസ് തലേക്കെട്ട് മാറ്റരുത് ഇനിയും--RajeshUnuppally (സംവാദം) 07:44, 2 ഡിസംബർ 2016 (UTC)[reply] കൃത്യമായ കാരണങ്ങൾ ഇല്ലാതെ കണ്ടന്റ് നീക്കം ചെയ്യരുത്--Vinayaraj (സംവാദം) 13:58, 6 ഡിസംബർ 2016 (UTC)[reply] അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[reply] ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്. കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[reply] ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 18:53, 25 സെപ്റ്റംബർ 2020. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി ഇംപീച്ച്‌മെന്‌റ് റിപ്പോര്‍ട്ട്; ട്രംപിന് വീണ്ടും തിരിച്ചടി അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ജന പ്രതിനിധി സഭയുടെ ഇംപീച്ച്‌മെന്‌റ് റിപ്പോര്‍ട്ട്. 2020ലെ തെരഞ്ഞെുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്‌റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് കണ്ടെത്തല്‍. കണ്ടത്തലുകള്‍ സ്റ്റേറ്റ് ഹൗസ് ജുഡീഷറി കമ്മിറ്റി പരിഗണിക്കും. അടുത്ത് വര്‍ഷം നടക്കുന്ന പെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബോണ്‍ ബെഡനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രെയിനിനോട് ആവശ്യപ്പെട്ടു. സമ്മര്‍ദ്ദ തന്ത്രമെന്നോണം സൈനിക സഹായം തടഞ്ഞുവെച്ചു. സ്വന്തം താത്പര്യത്തിന് വിദേശനയത്തെ കൂട്ടുപിടിച്ചു.തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നിവയാണ് ട്രംപിനെതിരായുള്ള കണ്ടെത്തലുകള്‍. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധി സഭ ഏറ്റെടുത്ത ഇംപീച്ച്‌മെന്‌റ് അന്വേഷണത്തെ പൂര്‍ണമായും തടയാന്‍ ഒരു പ്രസിഡന്‌റ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. എന്നാല്‍ ഏകപക്ഷീയമായ അന്വേഷണമാണ് നടത്തിയതെന്ന് പറഞ്ഞ് പ്രതിരോധിക്കുകയാണ് ട്രംപ് കേന്ദ്രം. ഇന്ന് മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലാണെന്ന് ട്രംപ് വിശദീകരണം നടത്തി. കാര്യങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ ഇംപീച്ച്‌മെന്‌റ് നടപടി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക ഭൂരിപക്ഷമുള്ള സെനറ്റിന്‌റെ പരിഗണനയ്ക്ക് വിടും. സെനറ്റും കണ്ടെത്തലുകള്‍ മൂന്ന രണ്ട് ഭൂരിപക്ഷത്തില്‍ പാസാക്കിയാല്‍ ട്രംപിന് പ്രസിഡന്‌റ് സ്ഥാനം നഷ്ടമാകും. ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന പുതിയ പുസ്തകത്തോട് തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തം കൂടുതലെന്നും ഇതുവരെ പുറത്തിറങ്ങിയ 8 പുസ്തകങ്ങളില്‍ വച്ച് ഏറെ ഗൗരവത്തോടെ ആസ്വാദകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന പുസ്തകമാണിതെന്നും ദീപാനിശാന്ത്. ”തന്റെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ഏറെയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഇതുവരെ ഒരു പ്രതലത്തിലും പങ്കുവച്ചിട്ടില്ലാത്ത ഏറെ വൈകാരികമായ ചില അനുഭവങ്ങള്‍ കൂടി പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അതീവ ജാഗ്രതയോടെയാണ് പുസ്തകം തയാറാക്കിയത് എന്നതുകൊണ്ടുതന്നെ തന്റെ ഉത്തരവാദിത്തവും കൂടുകയാണ്”- ദീപാനിശാന്ത് പറഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി എഴുത്തുകാരി തന്നെ പുസ്തകം ആസ്വാദകര്‍ക്കുമുന്നില്‍ പ്രകാശിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ വനിത വിനോദ് പുസ്തകം ഏറ്റുവാങ്ങി, പുസ്തക പരിചയം നടത്തി. ഓര്‍മ്മകളുടെ അടരുകളില്‍ നിന്ന് ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. വെറും ഓര്‍മ്മക്കുറിപ്പുകളല്ല ഇവയൊന്നും തന്നെ. അതിനപ്പുറം സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിറുത്തി മനുഷ്യരെ, സമൂഹത്തെ, സന്ദര്‍ഭങ്ങളെ, ജീവിതത്തെയെല്ലാം അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ കണ്ടുമുട്ടിയിട്ടുള്ള മനുഷ്യരെയും അനുഭവങ്ങളെയും ജീവിതസന്ദര്‍ഭങ്ങളെയുമാണ് ദീപാനിശാന്ത് ഈ പുസ്തകത്തിലൂടെ കോറിയിടുന്നത്. ഒരു പുതുവത്സര തീരുമാനങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു, അതായത് പുതുവർഷ റെസലൂഷൻ അർത്ഥം യഥാർത്ഥത്തിൽ ലളിതമാണ്. ഇത് അവരോട് പറ്റിനിൽക്കുന്നു, പക്ഷേ അത് കഠിനമാണ്. ആർക്കും പട്ടികപ്പെടുത്താം a … കൂടുതല് വായിക്കുക ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിക്ക്. എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മുംബൈ ആദ്യ കിരീടം സ്വന്തമാക്കിയത്. ആഡം ലെ ഫോന്‍ഡ്രേയെ ആക്രമണത്തിന് നിയോഗിച്ച് 4–2‑3–1 ഫോര്‍മേഷനിലായിരുന്നു മുംബൈയുടെ പടപ്പുറപ്പാട്. ഡേവിഡ് വില്യംസും റോയ് കൃഷ്‌ണയും സ്‌ട്രൈക്കര്‍മാരായി ഇറങ്ങിയപ്പോള്‍ 3–5‑2 ശൈലിയില്‍ അഞ്ച് താരങ്ങളെ എടികെ മധ്യനിരയില്‍ പരീക്ഷിച്ചു. 11-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ശ്രമം വന്നത്. മോഹന്‍ ബഗാന്റെ ഹാവി ഹെര്‍ണാണ്ടസ് എടുത്ത ഫ്രീകിക്ക് മുംബൈ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കാണ് ഹെര്‍ണാണ്ടസ് എടുത്തത്. 15-ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച ഫ്രീക്കിക്കും വല തൊട്ടില്ല. തൊട്ടുപിന്നാലെ റോയ്‌ കൃഷ്‌ണയുടെ ഷോട്ട് അമരീന്ദര്‍ തട്ടിയകറ്റി. എന്നാല്‍ 18ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. അഹ്‌മദ് ജാഹുവിന്റെ പിഴവില്‍ പന്ത് റാഞ്ചിയ റോയ് കൃഷ്‌ണ വഴിവെട്ടിയപ്പോള്‍ ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു വില്യംസ്. എന്നാല്‍ 28-ാം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ നേടി. മോഹന്‍ ബഗാന്‍ പ്രതിരോധതാരം ടിറിയുടെ സെല്‍ഫ് ഗോളിലൂടെയാണ് മുംബൈ സമനില നേടിയത്. ബിപിന്‍ സിങ്ങിന് നേരെ വന്ന ലോങ് പാസ് ക്ലിയര്‍ ചെയ്യാനായി ശ്രമിച്ച ടിറിയുടെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഇത് തട്ടിയകറ്റാന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയ്ക്ക് കഴിഞ്ഞില്ല. ഇതോടെ സ്‌കോര്‍ 1–1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ ഇരുടീമും ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ഗോള്‍ നേടാന്‍ ഏറെ ബുദ്ധിമുട്ടി. 71-ാം മിനിറ്റില്‍ ഫോന്‍ഡ്രേയുടെ പകരക്കാരനായി ഓഗ്‌ബെച്ചേയെ മുംബൈ ഇറക്കി. തൊട്ടുപിന്നാലെ ഹാവി ഹെര്‍ണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ മുംബൈക്ക് രക്ഷകനായി ബിപിന്‍ സിങ് അവതരിക്കുകയായിരുന്നു. 90ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍. ആദായ വില്പന; ക്രിസ്റ്റ്യാനോ വിൽക്കാനൊരുങ്ങി യുവന്റസ് തിരിച്ചടിക്കാന്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരം ഇന്ന് ഇംഗ്ലീഷ്‌ യുദ്ധം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന് യൂറോപ്പ ലീഗില്‍ ഇന്ന് കലാശക്കൊട്ട്; മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും ഏറ്റുമുട്ടും മെസിക്കായി പത്ത് വർഷത്തെ കരാർ മുന്നോട്ട് വച്ച് മാഞ്ചസ്റ്റർ സിറ്റി ഫാന്‍സുകള്‍; മുതിര്‍ന്ന നേതാക്കള്‍ക്കുനേരെ ഒളിയമ്പുമായി വി ഡി സതീശന്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു ഹിന്ദു ജനസംഖ്യ നിയന്ത്രിക്കാൻ കേക്കില്‍ ഷണ്ഡത്വ ഗുളിക; അറിയാം നിജസ്ഥിതി വാക്സിനെടുത്തത് ഭാഗ്യമായി; അഞ്ച് കോടി ലോട്ടറിയടിച്ച് യുവതി വിരാട് കോലിയുടെ മകള്‍ക്കെതിരായ ബലാൽസംഗ ഭീഷണി: ബിജെപിക്കാരന്‍ അറസ്റ്റില്‍ രാഷ്ട്രീയക്കാരന്റെ തെറ്റ് വെളിപ്പെടുത്തിയാല്‍ ഇറച്ചിക്കടയിലെ പോത്തിന്റെ അവസ്ഥ; പൊതുജനങ്ങള്‍ക്ക് ‘നിര്‍ദ്ദേശങ്ങളു‘മായി ആര്‍ ജെ സൂരജ് ചിത്രശലഭങ്ങളെക്കുറിച്ച് ജനകീയ പൗരശാസ്ത്ര പഠനങ്ങള്‍ നടത്തുന്നു അക്കൗണ്ടിലൊന്നും പൈസയില്ല, ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ കുര്‍സൗലി ഗ്രാമത്തില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു. ഈ രോഗം മൂലം ഗ്രാമത്തില്‍ ഏറ്റവും ചുരുങ്ങിയത് 12 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗഭീതിയാല്‍ പലരും ഗ്രാമം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോവുകയാണ്. കൃഷിയും മറ്റു ജോലികളുമായി കഴിയുന്നവരാണ് ഗ്രാമത്തില്‍ ഏറെയും. തന്റെ ഭാര്യയേയും മക്കളേയും ഭാര്യവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നും, പശുക്കളേയും കന്നുകാലികളേയും നോക്കേണ്ടതുകൊണ്ട് താന്‍ ഇവിടെ നില്‍ക്കുകയാണെന്നുമാണ് ഗ്രാമവാസിയായ അനില്‍ കുമാര്‍ പറയുന്നത്. ഇത് കേവലം ഒരാളുടെ അവസ്ഥയെല്ലെന്നും ഗ്രാമത്തിന്റെ മൊത്തം ചിത്രമാണെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗം എന്താണെന്ന് ഇനിയും സ്ഥരീകരിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ആഗസ്റ്റ് 20നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയില്‍ ചരണ്‍ജിത് എത്തിയതിന് പിന്നാലെ അമരീന്ദര്‍ സിംഗിന്റെ ആദ്യ പ്രതികരണം കാണ്‍പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുബോധ് പ്രകാശ് ഇനിയും രോഗത്തിന്റെ കാരണം കണ്ടെത്താനായില്ല എന്ന വസ്തുത അംഗീകരിച്ചിട്ടുണ്ട്. ‘ മരണപ്പെട്ടവരില്‍ ഡെങ്കിയോ മലേറിയയോ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി നിരീക്ഷിക്കാനായി മൂന്ന് പേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്,’ സുബോധ് പറഞ്ഞു. കുര്‍സൗലി ഗ്രാമത്തില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും തൊട്ടടുത്ത ഗ്രാമത്തിലൊന്നും രോഗലക്ഷണങ്ങള്‍ പോലും കാണുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ; അത്ഭുതദ്വീപിലെ ഇട്ടുണ്ണാനെ അനുസ്മരിച്ച് വിനയന്‍ ഇക്കാര്യം കൊണ്ടുതന്നെ അയല്‍ഗ്രാമത്തിലുള്ളവര്‍ തങ്ങളുമായുള്ള വ്യാപാരബന്ധമടക്കം അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് ആളുകള്‍ പറയുന്നത്. ‘അയല്‍ഗ്രാമങ്ങളിലുള്ളവര്‍ ഞങ്ങളെ ഒഴിവാക്കുകയാണ്, രോഗം കാരണം മറ്റെവിടേക്കെങ്കിലും പോവാന്‍ കഴിയുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണം,’ ഗ്രാമവാസിയായ ദര്‍സാത്ത് പറഞ്ഞു. ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലും ഇത്തരത്തില്‍ കാരണം കണ്ടെത്താനാവാത്ത അജ്ഞാത രോഗം പടര്‍ന്നതിരുന്നു. രോഗം ബാധിച്ച് 10 ദിവസത്തിനിടെ 8 കുട്ടികള്‍ മരിച്ചിരുന്നു. മരണകാരണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. മിക്ക കേസുകളിലും പനിയും പ്ലേറ്റ്ലറ്റുകളുടെ കുറവും കണ്ടതിനാല്‍ ഡെങ്കിപ്പനിയാവാനുള്ള സാധ്യതയും ആരോഗ്യപ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 264 കോവിഡ്പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. 265 പേര്‍ രോഗമുക്തി നേടി വിദേശത്തുനിെന്നത്തി പോസിറ്റിവ് ആയവര്‍ -7 കൊയിലാണ്ടി -3, കോടഞ്ചേരി -1, കക്കോടി -1, കോഴിക്കോട് കോർപറേഷന്‍ -1 (അരീക്കാട് അരിക്കുളം -1 -മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവർ -11 കോഴിക്കോട് കോർപറേഷന്‍ -അഞ്ച് (ബേപ്പൂര്‍, മലാപ്പറമ്പ്, ചാലപ്പുറം കൊയിലാണ്ടി -2, കോടഞ്ചേരി -2, പെരുവയല്‍ -1, അഴിയൂര്‍ -1 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റിവ് കേസുകള്‍ -16 കോഴിക്കോട് കോർപറേഷന്‍ -2 (കൊമ്മേരി, കല്ലായി അരിക്കുളം -1, അഴിയൂര്‍ -1, കായണ്ണ -1, കിഴക്കോത്ത് -1, നടുവണ്ണൂര്‍ -1, ഒഞ്ചിയം -1, പയ്യോളി -1, താമരശ്ശേരി -1, തിക്കോടി -2, ഉണ്ണിക്കുളം -1, വില്യാപ്പള്ളി -2, വടകര -1 സമ്പര്‍ക്കം വഴി പോസിറ്റിവ് ആയവര്‍ -230 കോഴിക്കോട് കോർപറേഷന്‍ -14 (ബേപ്പൂര്‍, ചെറുവണ്ണൂര്‍, അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം, വെസ്റ്റ്ഹില്‍, നടക്കാവ് വടകര -33, കൊയിലാണ്ടി -26, ഒളവണ്ണ -24, ചോറോട് -16 (ആരോഗ്യപ്രവര്‍ത്തക -1 അരിക്കുളം -13, പേരാമ്പ്ര -11, കീഴരിയൂര്‍ -11, അഴിയൂര്‍ -5, കുരുവട്ടൂര്‍ -6, പെരുവയല്‍ -5, തിക്കോടി -6, പയ്യോളി -5, കൂത്താളി -5, തലക്കുളത്തൂര്‍ -5, ആയഞ്ചേരി -4, ഫറോക്ക് -4, താമരശ്ശേരി -4, ഉണ്ണിക്കുളം -4, എടച്ചേരി -3, കടലുണ്ടി -3, മരുതോങ്കര -2, പെരുമണ്ണ -2, രാമനാട്ടുകര 2, വാണിമേല്‍- 2, വില്യാപ്പള്ളി 2, കട്ടിപ്പാറ 1, കൊടുവള്ളി 1, ചെങ്ങോട്ടുകാവ് 2, കക്കോടി 1, മണിയൂര്‍ 1, ഒഞ്ചിയം 1, ചക്കിട്ടപാറ 1, തൂണേരി 1, വേളം 1, കോടഞ്ചേരി 1, കിഴക്കോത്ത് 1, നൊച്ചാട് 1 (ആരോഗ്യപ്രവര്‍ത്തക). കുടുംബശ്രീ ജില്ല മിഷൻ ഓഫിസിലേക്ക് വനിത ജനപ്രതിനിധികളുടെ മാർച്ച് Breaking News: മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം ◆ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി ◆ ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല ◆ രാജ്യത്ത് ആദ്യമായി ആഗോളപഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ◆ മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ ◆ പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി ◆ കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ; രോഗവിമുക്തി 5833 ◆ സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി; പിങ്ക് പൊലീസ് കേസിൽ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി ◆ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വളരെ മുന്നില്‍; വാക്സിൻ നൽകാൻ മിഷൻ ഇന്ദ്രധനുസ്: പ്രധാനമന്ത്രി ലോകമെങ്ങും നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിച്ചതായും കേന്ദ്രസർക്കാരിന്‍റെ എല്ലാ മേഖലകളും സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ശാന്തമാകാതെ ശ്രീലങ്ക; ഭീകരാക്രമണങ്ങൾക്കു പിന്നാലെ മുസ്ലിം കടകൾക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണവുമായി ജനക്കൂട്ടം ഇതിനു പിന്നാലെ പ്രതിഷേധക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. വാഹനം കത്തിക്കുകയും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകൾ തകർക്കുകയും ചെയ്തു. കൊളംബോ: ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നാലെ മുസ്ലിം കടകൾക്കു നേരെയും വാഹനങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണം അഴിച്ചുവിട്ട് കാത്തലിക് വിഭാഗം. മുസ്ലീംകളുടെ ഉടമസ്ഥതയിലുള്ള കടകളും വാഹനങ്ങളും തകർത്തു. ഭീകരാക്രമണം ഉണ്ടായ നെഗോംബോയിലെ മുസ്ലിം ഡ്രൈവറും കാത്തലിക് വിഭാഗക്കാരും തമ്മിലുണ്ടായ വാക്കു തർക്കത്തിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. വാഹനം പരിശോധിക്കുന്നതിനെ സംബന്ധിച്ചാണ് തർക്കം ആരംഭിച്ചതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി ഇതിനു പിന്നാലെ പ്രതിഷേധക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. വാഹനം കത്തിക്കുകയും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകൾ തകർക്കുകയും ചെയ്തു. രണ്ട് മദ്യപ സംഘങ്ങളാണ് ഈ കലാപത്തിന് കാരണമായതെന്നാണ് പോലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞത്. കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അതിക്രമങ്ങളിൽ നാശനഷ്ടമുണ്ടായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കർദിനാൽ മാൽകോം രഞ്ജിത് അപലപിച്ചു. പ്രദേശത്തെ മദ്യഷോപ്പുകൾ അടച്ചിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. മദ്യാസക്തിയിൽ മൃഗങ്ങളെക്കാൾ മോശമായിട്ടാണ് മനുഷ്യൻ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളോട് ശാന്തമായിരിക്കാനും സംയമനം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ പ്രദേശത്ത് മുസ്ലിംകൾക്കെതിരെ ആക്രമണങ്ങൾ ഇല്ല. Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌ 83 ലെഹ്‌റാ ദൊ രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു “അവസാന സമയത്ത് ഒന്നടുത്ത് ഇരുന്ന് കൈ പിടിക്കാനോ മിണ്ടാനോ ആശ്വസിപ്പിക്കാനോ ഒന്നും എനിക്ക് പറ്റിയില്ല, ഇനി ഈ ജന്മത്തിന്റെ ബാക്കി കാലം അതൊരു കുറ്റബോധമായി അങ്ങിനെ എന്റെ കൂടെ” എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അകാലത്തിൽ വിട്ട് പോയ ഭാര്യയെ കുറിച്ചിത്പറഞ്ഞപ്പോൾ ഒന്ന് വ്യക്തമായി, ഞാനും നിങ്ങളും ഒക്കെ പല തരത്തിൽ ഈ കുറ്റബോധത്തിന്റെ അടിമകൾ തന്നെ. ഐസിയുവിന്റെ വിങ്ങുന്ന തണുപ്പിൽ ഏതൊക്കെയോ യന്ത്രങ്ങളുടെ മുരളിച്ചകൾക്കിടയിൽ ഒരു വിടവാങ്ങൽ, ഉറ്റവരാരും തൊട്ടരികിലില്ലാതെ. എന്നും എത്ര എത്ര മരണങ്ങൾ ഇവ്വിധം അരങ്ങേറുന്നു നിസ്സഹായരായ നാം നിശബ്ദം ഇതിനെല്ലാം സാക്ഷിയാകുന്നു. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു തൊണ്ണൂറുകാരൻ സോഡിയം കയറ്റാനായി ഐസിയുവിൽ എത്തപ്പെട്ടു. സോഡിയം നില ശരിയായി മുറിയിലേക്ക് മാറ്റാൻ രണ്ടു മണിക്കൂറു മാത്രം അവശേഷിച്ചിരിക്കെയാണ് മകനോട് മൊബൈൽ ഫോണും വാച്ചും ചോദിച്ച് വാശി എടുത്തതും ആ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഹൃദയാഘാതത്താൽ മരണപ്പെട്ടതും. അപ്പോൾ അനുഭവപ്പെട്ട ഒരു തരം വിങ്ങൽ ഇന്നും എപ്പോഴും ഞാൻ ഉൾപ്പടെയുള്ള വീട്ടുകാരോടൊപ്പം ഉണ്ട്. ആ തണുപ്പിൽ പ്രിയപ്പെട്ടവരെ ആരേയും കാണാതെ ബോധാബോധത്തിൽ അദ്ദേഹം വിടവാങ്ങിയപ്പോൾ ഐസിയു വാസം അദ്ദേഹത്തിന് വേണ്ടിയിരുന്നോ എന്ന ചോദ്യം നമ്മെ തുറിച്ച് നോക്കുന്നു. ഇങ്ങിനെ പലതും കണ്ടും കേട്ടും വല്ലാതെ മരവിച്ച ഒരു മനസ്സുമായി ഇരിക്കുന്ന എന്റെ പരിചിത വലയത്തിലേയ്ക്കാണവർ ഒരു ദിവസം അപ്രതീക്ഷിതമായി വന്ന് കയറിയത്. തന്റെ സാമീപ്യം എപ്പോഴും കൊതിച്ചിരുന്ന ഭർത്താവിന് ആ ആഗ്രഹം മരണ സമയത്ത് നിറവേറ്റി നൽകാനാവാതെ വിങ്ങുന്നമനസ്സോടെ ജീവിക്കുന്ന ഒരാൾ. ഈ സംഭവം കുറച്ച് വർഷങ്ങൾ മുൻപാണ് നടന്നത്. പക്ഷെ ഇന്നലെ കഴിഞ്ഞ പോലെയാണവരുടെസംസാരം. സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ട ഉന്നത യോഗ്യതകളും ഉദ്യോഗവും കൈമുതലായിട്ടുള്ളവൾ. ഭർത്താവിന്റെ ചില പ്രത്യേക ശാരീരികാവസ്ഥകളോട് പൊരുത്തപ്പെട്ടും അദ്ദേഹത്തിന്റെ അതി തീവ്രമായ ശാരീരിക വേദനകളെ ഉൾക്കൊണ്ടും നീങ്ങിയ ജീവിതം. എപ്പോഴും മരണം കാംക്ഷിക്കുന്ന ഭർത്താവ്, വേദനയുടെ പടുകുഴികൾ താണ്ടി മടുത്തപ്പോൾ മരണത്തിന് പോലും തന്നെ വേണ്ടേ എന്ന് വിലപിക്കുമ്പോൾ ഒരു തലോടലായി കൂടെ നിന്നവൾ. അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ ഒരു ഡോക്ടറോട് തനിക്ക് മരിക്കാനുള്ള മാർഗ്ഗങ്ങൾ പറഞ്ഞു തരാമോ എന്നു ചോദിക്കുന്നത് കേട്ട് ചൂളാതെ, കണ്ണ് കലങ്ങാതെ തല കുലുക്കിയ സ്ത്രീ. ശാസ്ത്ര ഗവേഷണ ജോലിയിലെ ഉയർച്ചകളോടൊപ്പം അതീവ സംയമനത്തോടെ തന്നെ ഭർത്താവിന്റെ വേദനയിൽ ആശ്വസിപ്പിച്ചുകൊണ്ടവർ ഉറച്ച് നിന്നു; ഏതോ ചില അസ്വഭാവിക മാനസിക പ്രശ്നങ്ങളാവാം ശാരീരിക വേദനകൾക്ക് നിദാനം എന്ന തിരിച്ചറിവ് ഭർത്താവ് സ്വീകരിക്കാൻ വിമുഖത കാട്ടിയിട്ടും മുഖം കറുപ്പിക്കാതെ, താങ്ങായും തണലായും. ഭക്തിയുടെ പാരമ്യതയിൽ ഇഷ്ടദേവിയോട് മരണം യാചിച്ച ഭർത്താവിനെ ചേർത്ത് നിറുത്താനെ അവർക്ക് കഴിയുമായിരുന്നുള്ളു കാരണം കോളേജ് കാലത്തെ അന്യ മതസ്ഥരുടെ പ്രണയത്തെ ഏവരും എതിർത്തപ്പോഴും ധൈര്യത്തൊടെ ഒന്നായി ചേർന്നവരാണവർ. ഭാര്യയെ പിരിയുന്ന വേദനയും അവർ ഒറ്റക്കാവുമെന്ന യാഥാർത്ഥ്യവും മനസ്സിലുണ്ടെങ്കിലും തന്റെ വേദനകൾ പോകപ്പോകെ അവൾക്കൊരു ഭാരമാകുമെന്ന ഭയമാകാം അദ്ദേഹത്തെ മരണദേവതയെ ഉപാസിക്കാൻ ധൈര്യപ്പെടുത്തിയതെന്നവർകരുതുന്നു. പല വർഷങ്ങൾക്ക് ശേഷം ഇന്നും. എന്തായാലും അദ്ദേഹത്തിന്റെ ആശ പോലെ ഹൃദയാഘാത രൂപത്തിൽ മരണദേവത കടന്ന് വന്നപ്പോൾ സധൈര്യം ഒറ്റക്ക് ഒരുപാതിരാത്രിയിൽ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ തന്റെ പ്രിയനെ മരണത്തിന് വിട്ട് കൊടുക്കില്ല എന്നവാശിയായിരുന്നു ആ മനസ്സിൽ. പക്ഷേ, തൊണ്ണൂറു ശതമാനം വൈകല്യം സംഭവിച്ച ഹൃദയത്തെ രക്ഷിക്കാൻആൻജിയോപ്ലാസ്റ്റി ബുദ്ധിമുട്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് പതറാതെ അടുത്ത ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ആംബുലൻസിൽ കൂടെ പോവാനായില്ല, ചില പ്രത്യേക കാരണങ്ങളാൽ അവർക്ക്. അതിന്നും നീറ്റലായി കൂടെയുണ്ട്. അറിയാതെ ഒറ്റപ്പെടുത്തിയോ താനെന്ന ഒരു ചിന്ത. ബൈപ്പാസ് ശസ്ത്രക്രിയ സാദ്ധ്യമല്ല എന്നറിഞ്ഞ നിമിഷം അവർ മനസ്സിലാക്കി അദ്ദേഹത്തിന്റെ മരണം തൊട്ടരികിലെന്ന് ICUവിലെ കിടപ്പ് പറ്റാതെ (വരിഞ്ഞ് മുറുക്കുന്ന കാലിലേയും കഴുത്തിലേയും വേദനകൾ) ആകെ കിടന്ന് പുളഞ്ഞ്, കട്ടിലിൽ ചാരി ഇരിക്കാൻ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം, അല്ല യാചന, ചെവി കൊള്ളാത്ത ആ ഡോക്ടർമാരോട് അവരും അദ്ദേഹത്തിനു വേണ്ടി കാലു പിടിച്ച് പറഞ്ഞതും ആരും അത് ചെവിക്കൊള്ളാതിരുന്നതും അന്നും ഇന്നും അവർ മാത്രം കണ്ട വേദനകൾ. വെന്റിലേറ്ററിലേക്ക് നീക്കാനുള്ള ആശുപത്രിക്കാരുടെ നിർദ്ദേശത്തെ അവരും അദ്ദേഹത്തിന്റെ സഹോദരിയും ചേർന്ന് നിരാകരിച്ചത് ഒറ്റമനസ്സോടെ ആയിരുന്നു അതിന് പകരമായി അവസാന മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ ഒപ്പമിരിക്കാൻ മുറിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാനാണവർ ആവശ്യപ്പെട്ടത്. അതിന് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു “ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്, അങ്ങിനെ വിടാൻ പറ്റില്ല, ഇനിയും ചില മരുന്നുകൾ കൊടുത്ത് ഒന്ന് കൂടി ശ്രമിക്കാം. അത്ഭുതങ്ങൾ തള്ളി കളയാൻ പറ്റില്ലല്ലോ” നിസ്സഹായതയുടെ കരിമ്പടം പുതച്ച് വിതുമ്മി കരയുന്ന അവരെ ആശ്വസിപ്പിക്കാനോ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനോ ഡോക്ടേഴ്സാരുമേ നിന്നില്ല! അദ്ദേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും അറിയുന്ന അദ്ദേഹം തീവ്രമായി വിശ്വസിച്ചിരുന്ന ദൈവങ്ങൾ അദ്ദേഹത്തെ വേദനകളുടെ ലോകത്ത് നിന്ന് മടക്കി കൊണ്ടുപോയി ഒരു യാത്രാമൊഴി പോലും നൽകാനാളില്ലാതെ ICU ൽവിറങ്ങലിച്ച് പ്രിയമുള്ളവരെ കാണാതെ ഏകാന്തമായ വിടവാങ്ങൽ. അനാവശ്യമായ ഒരു തീരുമാനമായിരുന്നു ആ ICU വാസമെന്നവർവർഷങ്ങൾ കഴിഞ്ഞിട്ടും ആണയിട്ട് പറയുന്നു. “മുറിയിലേക്ക് മാറ്റിയിരുന്നെങ്കിൽ വിദേശത്തുള്ള മകന്റെ ശബ്ദം കേട്ട് എന്റെ കൈ പിടിച്ച് ആശ്വാസത്തോടെ പോകാമായിരുന്നു, ആർക്കുമത് മനസ്സിലാവില്ല. എന്റെ വേദന മനസ്സിലാക്കുന്നവർ എത്ര കുറവാണിവിടെ” അന്ന് വെന്റിലേറ്ററിലേക്ക് മാറ്റാൻ സമ്മതിക്കാതിരുന്നതിൽ അവർ ഇന്നും ആശ്വസിക്കുന്നു, “ഞാനായിട്ട് ആ ക്രൂരത എങ്കിലും ഒഴിവാക്കിയല്ലോ …”. അതെയെന്ന് മൂളി അവരോടൊപ്പം ചേരുമ്പോളും പല പല ചോദ്യങ്ങൾ എന്നെയും വരിഞ്ഞ് മുറുക്കുന്നു. ഈ ഏകാന്തമായ വിടവാങ്ങലാണോ അദ്ദേഹത്തിന് നൽകേണ്ടിയിരുന്നത് ഒരു തിരിച്ചുവരവ് ഇല്ല എന്ന് ഉറപ്പായ ജീവിതങ്ങളെ ഇത്തരത്തിൽ ഒറ്റപ്പെടുത്തി മരണത്തിലേക്ക് യാത്ര അയയ്ക്കണമോ അതോ അവരുടെ കുടുംബാംഗങ്ങളുടെ സാമീപ്യത്തിൽ ഒരു സ്നേഹ സ്പർശത്തിന്റെ കരുതലിൽ വിട നൽകണമോ ചോദ്യങ്ങൾ കുന്തമുന പോലെ നമുക്ക് നേരെ പാഞ്ഞ് വരുമ്പോൾ ഉത്തരം തരേണ്ട വൈദ്യശാസ്ത്രം പോലും ഒഴിഞ്ഞ്മാറുകയല്ലേ? മെഡിക്കൽ കോളേജ്കാർക്ക് പഠനത്തിനായി സ്വന്തം ശരീരം വിട്ടുനൽകാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തി കോവിഡ് വന്ന്മരിച്ചതായി ഈയിടെ അറിഞ്ഞു. ആ ശരീരം അങ്ങിനെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ശ്മശാനഭൂമിയിൽ അവസാനിച്ച. ആഗ്രഹത്തിന് വിരുദ്ധമായ ഒരു അന്ത്യം. ഇവിടെ കോവിഡ് നിയമങ്ങൾ പാലിച്ചേ പറ്റൂ, മറു ചോദ്യത്തിന്പ്രസക്തി ഇല്ല എന്നറിയാം. ഈ ദുരിത കാലഘട്ടത്തിൽ പല മരണങ്ങളും തുടർ ചടങ്ങുകളും ഇതിലും നിസ്സഹായമായ നിലയിലാണ് നടക്കുന്നത്. ഉറ്റവരുടെസാന്നിദ്ധ്യമില്ലാതെ ആശുപത്രി മുറികളിൽ ചികിത്സയിലിരിക്കെ വിട വാങ്ങുന്ന കോവിഡ് രോഗികളുടെ ശവസംസ്ക്കാരം പോലും അകലങ്ങളിൽ ഇരുന്നു മനസ്സിൽ കാണുന്ന ബന്ധുക്കൾ. മറ്റൊരു സംഭവം ഇതോട് ചേർത്ത് പറയട്ടെ. ചെന്നൈയിലുള്ള ഒരു സുഹൃത്തിന്റെ കോവിഡ് പോസിറ്റീവായ ഭാര്യയെആശുപത്രിയിലാക്കാൻ പല ഇടങ്ങളിലും തിരഞ്ഞ് അവസാനമാണ് ഒരിടം കിട്ടിയത്. അതും അടുത്ത ദിവസം വെളുപ്പിന് മൂന്നുമണിക്ക് മാത്രം. രാത്രി എങ്ങിനേയും തള്ളി നീക്കാമെന്ന വിശ്വാസത്തിലാണ് ഇരുവരും കിടന്നത്. ഇടയ്ക്കെപ്പോഴോ ശ്വസനം ബുദ്ധിമുട്ടായ അവർ അദ്ദേഹത്തിന്റെ നെഞ്ചിൽ ചാരി ഇരുന്നു ആ ഇരുപ്പിൽ ഇരുവരും പതിയെ മയങ്ങി. കുറച്ചു സമയത്തിന് ശേഷം തണുപ്പ് അനുഭവപ്പെട്ട് അദ്ദേഹം നോക്കുമ്പോൾ ഒന്നും പറയാതെ അവർ പോയിരുന്നു. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ എന്ന് അർദ്ധോക്തിയിൽ അദ്ദേഹം പറഞ്ഞ് വച്ചപ്പോൾ അർത്ഥശൂന്യമായ സമാധാനിപ്പിക്കലെങ്കിലും, ഞാൻ ആശ്വസിപ്പിച്ചു. “ഒറ്റയ്ക്കല്ലായിരുന്നല്ലോ ആ വിട പറയൽ നിമിഷങ്ങളിൽ, ഏറ്റവും സുരക്ഷിതമായ നെഞ്ചിൽ ചാരി സമാധാനത്തോടെയല്ലേപോയത്, അത് ഭാഗ്യമായി കരുതണം ഇക്കാലത്തെ ഒറ്റപ്പെടലിന്റെ കഥകൾക്കിടയിൽ”. അങ്ങിനെ എത്ര എത്ര ഏകാന്തമായ വിടവാങ്ങൽ കഥകളാണ് നാം നിത്യവും കാണുന്നതും കേൾക്കുന്നതും. കോവിഡിന്റെ വരവോടെ ഇത്തരം മരണ സംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നു. വൈദ്യ വിശാരദൻമാരും സാന്ത്വന ചികിത്സകരും സാമൂഹ്യശാസ്ത്രജ്ഞരും തീർച്ചയായും ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഈ വിഷയത്തിൽ. ഒറ്റപ്പെടുന്ന മരണ മുഖത്ത് താങ്ങായും തണലായും തലോടലായുംനീണ്ടു വരുന്ന കരങ്ങൾക്കായി നമ്മളും ശബ്ദം ഉയർത്തേണ്ടിയിരിക്കുന്നു, മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബാംഗങ്ങളോ അവർക്ക് പകരമായി ആരോഗ്യ പ്രവർത്തകരോ സാന്ത്വന ചികിത്സാ പ്രവർത്തകരോ സോഷ്യൽ വർക്കേഴ്സോ ആരെങ്കിലുമൊക്കെ സ്വന്തമെന്ന പോലെ ചേർന്ന് നിന്നാൽ അതിൽപരം സമാധാനം മറ്റെന്ത്, മരണശയ്യയിലുള്ള രോഗിക്കും ഉറ്റവർക്കും ? പോസിറ്റിവിറ്റി നിരക്ക് വീണ്ടും 20 ശതമാനത്തോട് അടുക്കുന്നു; സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്; 179 മരണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം… സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996,… സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് രോഗബാധിതരിൽ വൻ വർദ്ധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 31,445 പേര്‍ക്ക്; 215 മരണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം… ആശങ്ക ഉയർന്ന് തന്നെ: സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്; 173 മരണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം… തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം… തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം… തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ… പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്; 102 മരണം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം… തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ… സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378,… മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 12654 ഘനയടി വെള്ളം; വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിനെ ഡാമിൽ വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ വീടുകളിൽ വെള്ളം കയറി; രോക്ഷാകുലരായി നാട്ടുകാർ; രാത്രിയിൽ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മോദി-പുടിൻ കൂടിക്കാഴ്ച; ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പ് വെച്ചു മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 12654 ഘനയടി വെള്ളം; വൻ തോതിൽ വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ക്ലിഫ് ഹൗസിന് സുരക്ഷ വർധിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കാനും തീരുമാനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയെ തെരഞ്ഞെടുത്തു; തെരഞ്ഞെടുത്തത് ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിനെ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലേയ്ക്ക്. വലിയതുറയിലെ പ്രശ്നങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥ? – Sophia Times നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലേയ്ക്ക്. വലിയതുറയിലെ പ്രശ്നങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥ? തിരുവനന്തപുരം: ശംഘുമുഖത്തിനടുത്ത് വലിയതുറ ഓരോ കാലാവർഷക്കാലം വന്നെത്തുമ്പോഴും ഭീതിയിലാണ്. ഘട്ടംഘട്ടമായി നൂറുകണക്കിന് കുടുംബങ്ങളെ ചില വർഷങ്ങളായി പ്രകൃതി ഇവിടെനിന്ന് കുടിയിറക്കിക്കഴിഞ്ഞിരിക്കുന്നു. എന്താണ് വലിയതുറയിൽ സംഭവിക്കുന്നത് എന്ന അന്വേഷണം ചെന്നെത്തുന്നത് മാറിവരുന്ന സർക്കാരുകളുടെ നീതീകരണങ്ങളില്ലാത്ത കെടുകാര്യസ്ഥതയിലേക്കാണ്. ജീവിതകാലം മുഴുവൻ അധ്വാനിച്ചു സമ്പാദിച്ച വീടും പുരയിടവും കടലിന് സമീപത്തായിപ്പോയി എന്നത് മാത്രമാണ് ഈ നാട്ടുകാർക്ക് സംഭവിച്ച തെറ്റ്. പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ ശരിയായ പ്രകൃത്യാഘാത പഠനങ്ങൾ നടത്തി വ്യക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന വീഴ്ച ജനങ്ങൾക്ക് വരുത്തിവയ്ക്കുന്ന വിനകൾക്ക് ഉദാഹരണമാണ് വലിയതുറയിലെ സംഭവപരമ്പരകൾ. വിഴിഞ്ഞം പദ്ധതിയുടെ അശാസ്ത്രീയമായ നടത്തിപ്പാണ് സമീപ പ്രദേശങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന ദോഷങ്ങളെക്കുറിച്ചു പഠിക്കുവാന്‍ ഭാവിയില്‍ ലോകം വലിയതുറയുടെ ചരിത്രം തെരഞ്ഞെടുത്തേക്കാം. ഈ കാലവര്‍ഷക്കാലം ആരംഭിച്ചപ്പോഴുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വലിയതുറ തീരത്തെ ഏഴാമത്തെ നിര വീടുകളാണ് കടല്‍ കയ്യേറിക്കഴിഞ്ഞിരിക്കുന്നത് എന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം മാത്രം തീരത്തോട് അടുത്തു സ്ഥിതിചെയ്തിരുന്ന രണ്ട് നിരകളിലുള്ള തൊണ്ണൂറോളം വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. കടലിനോട് ഏറ്റവുമടുത്ത ചെറുകുടിലുകള്‍, തുടര്‍ന്ന് അല്‍പ്പംകൂടി ഭേദപ്പെട്ടവ, അങ്ങനെയങ്ങനെ ഇപ്പോള്‍ കടലാക്രമണത്തിന് നേരിട്ട് ഇരയായിരിക്കുന്നത് ഒരിക്കലും അത്തരമൊരു ഭീഷണി തങ്ങള്‍ക്ക് ഉണ്ടാവില്ല എന്നുറപ്പിച്ച് പണികഴിച്ച വലിയ വീടുകളാണ്. അത്തരത്തില്‍ ഭവനരഹിതരായവരെല്ലാം അപര്യാപ്തമായ സാഹചര്യങ്ങളില്‍ പുനരധിവാസ ക്യാംപുകളില്‍ കഴിയുന്നു. ഓരോ വര്‍ഷം കഴിയുംതോറും കരയെ കടല്‍ കീഴടക്കുന്നു. പരിഹാരമില്ലെന്ന് വിദഗ്ദര്‍. ഈ ദുര്‍വിധിക്ക് കാരണമെന്ത്? മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന അനീതിയാണ് പ്രകൃതിക്ഷോഭങ്ങളുടെയും, പ്രകൃതിദുരന്തങ്ങളുടെയും രൂപത്തില്‍ തിരിച്ചടികളായി നാം അനുഭവിക്കുന്നത് എന്നുള്ള വാദം ശക്തമാണ്. സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാന്‍ പ്രകൃതിക്ക് പ്രകൃതിയുടെതായ രീതികളും, മാര്‍ഗ്ഗങ്ങളും ഉണ്ട്. എനാല്‍, ചിലപ്പോഴുള്ള മനുഷ്യന്റെ വഴിവിട്ട ഇടപെടലുകള്‍ ഗുരുതരമായ രീതിയില്‍ കരയുടെയും കടലിന്റെയും, കാലവസ്ഥയുടെയും, സന്തുലിതാവസ്ഥ തകരുവാന്‍ കാരണമായി മാറുന്നു. ഓരോ പദ്ധതികളും നടപ്പാക്കുന്നതിന് മുമ്പ് ശരിയായ പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തി ആവശ്യമായ മുന്‍കരുതലുകളും നടപടികളും സ്വീകരിക്കണം എന്ന അന്തര്‍ദ്ദേശീയ നിലപാടിന് കാരണം മേല്‍പ്പറഞ്ഞത് തന്നെയാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി ഒന്നര കിലോമീറ്ററോളം കടല്‍ മനുഷ്യന്‍ കയ്യേറിയതിന്റെയും അവിടെ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും പാര്‍ശ്വഫലമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തിയ ഒരു വിദേശ കമ്പനി, പോര്‍ട്ട് പണിയുന്നതിന് മുമ്പ് തന്നെ, സമീപ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അല്ലാത്തപക്ഷം, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രസ്തുത കമ്പനിക്ക് കരാര്‍ ലഭിക്കുകയുണ്ടായില്ല. നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖം മുമ്പ് മനുഷ്യന് ഉപദ്രവമില്ലാതെ കയറിയിറങ്ങി പോകുമായിരുന്ന തിരമാലകള്‍ ഇന്ന് മണ്ണിന്റെ അടിത്തട്ട് ഇളക്കിക്കൊണ്ടാണ് പിന്‍വാങ്ങുന്നത്. അതിനാല്‍, ചെല്ലാനം പോലുള്ള തീരങ്ങളില്‍ സംഭവിക്കുന്നതില്‍നിന്ന് വ്യത്യസ്ഥമായി, വെള്ളം കരയിലേയ്ക്ക് കയറാതെ തന്നെ കരയിലെ മണ്ണ് അടിയില്‍നിന്നും വലിച്ചിളക്കി കൊണ്ടുപോകുന്നു. അങ്ങനെ എന്നെന്നേയ്ക്കുമായി ചില കരഭാഗങ്ങള്‍ തന്നെ ഇല്ലാതാകുന്നു. ഇത് ഇനിയുള്ള വര്‍ഷങ്ങളിലും തുടരും. വലിയതുറ തീരത്ത് കടല്‍ഭിത്തി കെട്ടാന്‍ പലപ്പോഴും ശ്രമിച്ചിട്ടും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കടല്‍ഭിത്തിയ്ക്കായി ഇറക്കിയ വലിയ കരിങ്കല്ലുകളും മണലില്‍ താഴ്ന്നുപോയിട്ടുള്ളതായി വാര്‍ത്തകള്‍ വന്നു. കടല്‍ഭിത്തിയുടെയും കീഴിലെ മണ്ണ് തിരമാലകളുടെ പ്രഹരത്താല്‍ ഇളകി ഒഴുകിപ്പോവുകയാണ് അവിടെ സംഭവിക്കുന്നത്. ഇത്തരത്തില്‍, കടല്‍ഭിത്തികളെയും, റോഡുകളെയും, ഉറച്ച കരയെയും പോലും കടല്‍ കീഴ്‌പെടുത്തുന്ന കാഴ്ച്ചകളാണ് വലിയതുറ നിവാസികളെ ഭയപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ ആക്രമണത്തിന്റെ പ്രഹരശേഷി വര്‍ദ്ധിക്കുകയും ഇപ്പോള്‍ പോലും സുരക്ഷിതമെന്ന് കരുതുന്ന പ്രദേശങ്ങളും കടലാക്രമണത്തിന്റെ ഭീഷണിയില്‍ ഉള്‍പ്പെടുമെന്നും അവര്‍ ആശങ്കപ്പെടുന്നു. പ്രതിവിധികള്‍ വ്യര്‍ത്ഥം, ഒരിടത്ത് കടലാക്രമണം ചെറുക്കുമ്പോള്‍ അടുത്തയിടത്ത് തിരമാലകള്‍ ആഞ്ഞടിക്കുന്നു! വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഭാഗങ്ങളില്‍ കടലാക്രമണങ്ങള്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന കരുതലുകള്‍ നടപടികള്‍ മൂലം അവിടെ കടല്‍ക്ഷോഭത്തിന്റെതായ ലക്ഷണങ്ങള്‍ തീരെയും പ്രകടമല്ല. എന്നാല്‍, അവിടെ പിന്‍വാങ്ങിയ കടല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ രൂക്ഷതയോടെ ആഞ്ഞടിക്കുകയും അനേകായിരങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു ഭാഗം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനടുത്ത ഭാഗം ആക്രമിക്കപ്പെടുന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത്. വലിയതുറ പാലം സംരക്ഷിക്കാനായി സമീപനാളുകളില്‍ ഓരോ ടണ്‍ വലിപ്പമുള്ള വലിയ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ നിരത്തിയത് പ്രദേശവാസികള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. അപ്രകാരം ചെയ്തതിനുശേഷം പാലം അപകടാവസ്ഥയില്‍നിന്ന് കരകയറിയെങ്കിലും അതിന്റെ വലതുഭാഗത്ത് കൂടുതല്‍ ശക്തിയില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയുണ്ടായിരുന്ന ഒരു മൈതാനം കടലാക്രമണത്തില്‍ ഇപ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വലിയതുറ പാലത്തിനു സമീപമുള്ള മൈതാനം കടലെടുത്ത നിലയിൽ അഞ്ചുതെങ്ങ് ഗ്രാമത്തിലെ ചിലയിടങ്ങളില്‍ ഒരുപാട് കല്ലുകള്‍ നിക്ഷേപിച്ച് കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടും അവയ്ക്ക് മീതെ തിരമാല അടിച്ചുകയറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്. കാലവര്‍ഷത്തിന്റെ രൂക്ഷമായ ഘട്ടം ഇനി ആഴ്ചകളോളം അവശേഷിക്കുകയാണ് എന്നുള്ളതാണ് പ്രദേശവാസികളെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ, കടലിനോട് ചേര്‍ന്ന് ചെറുകുടിലുകള്‍ പണിത് താമസിക്കുന്ന പാവപ്പെട്ടവര്‍ മഴക്കാലം കഴിഞ്ഞാല്‍ തിരികെ അവിടെ ചെന്ന് താമസം തുടരുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍കൊണ്ടും നിയമപരമായും അതിന് കഴിയില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഒന്നാമതായി, ഓരോ വര്ഷം കഴിയുംതോറും കരഭാഗം കൂടുതല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റൊന്ന്, ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നിന്ന്, തിരിച്ച് അവിടേയ്ക്ക് പോകില്ല എന്ന് എഴുതി വാങ്ങുന്നുണ്ട്. അതിനാല്‍തന്നെ, കടലാക്രമണത്തിന് ഇരയാകുന്നവര്‍ വീണ്ടും തിരികെ അവിടെയെത്തുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ല എന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പണികള്‍ ആരംഭിച്ച കാലത്ത് ആദ്യനിര ഭവനങ്ങള്‍ കടലെടുത്തപ്പോള്‍ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നവര്‍ പോലും ഭാവിയില്‍ തങ്ങള്‍ക്കും ഇതേഗതി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. പിന്നീട് ചില വര്‍ഷങ്ങള്‍കൂടി കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഭവനം നഷ്ടമായവരുടെ എണ്ണം ഭീതിതമാം വിധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ശംഖുമുഖം റോഡിന് സമീപത്ത് വരെ ഇപ്പോള്‍ കടല്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കേവലം അരകിലോമീറ്ററില്‍ താഴെ മാത്രമാണ് എയര്‍പ്പോര്‍ട്ടും കടലും തമ്മിലുള്ള ദൂരം. എന്നാല്‍, വിഴിഞ്ഞം മുതല്‍ വടക്കോട്ടുള്ള ഭാഗത്ത് കര വര്‍ദ്ധിക്കുകയാണ്. ആ ഭാഗത്തേയ്ക്കുള്ളവര്‍ക്ക് കടലാക്രമണത്തിന്റെ സാധ്യതകളും രൂക്ഷതയും ഗണ്യമായി കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതിയുടെ താളം തെറ്റുന്നതിന്റെ പ്രകടമായ സൂചനകളാണ് ഇത്. ജിയോട്യൂബ് ഉപയോഗിച്ച് കടലാക്രമണത്തെ ചെറുക്കാന്‍ കഴിയുമെന്നും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു എന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് ജിയോട്യൂബ് പരിഹാരമാവില്ല എന്ന് ചിലര്‍ കരുതുന്നെങ്കിലും, പലരും പ്രതീക്ഷയിലാണ്. നഷ്ടപ്പെട്ടുകഴിഞ്ഞതിനപ്പുറം അവശേഷിക്കുന്നതുകൂടി കടല്‍ കൈവശപ്പെടുത്താനിടയാകാതെ സംരക്ഷിക്കപ്പെടണം എന്നാണ് സകലരുടെയും ആഗ്രഹം. വലിയതുറ പ്രദേശം ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് യഥാര്‍ത്ഥ പരിഹാരം എന്താണ് എന്നതിന് പ്രദേശവാസികള്‍ക്ക് വ്യക്തതയില്ല. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സമഗ്രമായ പായ്‌ക്കേജ് സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടതായുണ്ട്. ഇനിയും കടലെടുക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെടണം. അതിനായുള്ള വിശദമായ പഠനങ്ങള്‍ ഇനിയെങ്കിലും നടക്കേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് എവിടെ? വര്‍ഷങ്ങള്‍ക്ക് മുമ്പ്, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങളും പ്രാഥമിക വട്ട ചര്‍ച്ചകളും നടന്നിരുന്ന കാലം മുതല്‍ ഈ പദ്ധതി ഇവിടെ അനുയോജ്യമല്ല എന്ന ചിന്ത പ്രബലമായിരുന്നു. രാഷ്ട്രീയമായും, സാമൂഹികമായും, പാരിസ്ഥിതികമായും എതിര്‍പ്പുകള്‍ അനവധി ഉയര്‍ന്നിരുന്നു. പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് പോലും പ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല എന്ന ആരോപണങ്ങളുണ്ട്. പാരിസ്ഥിതികമായി ഒട്ടേറെ വെല്ലുവിളികള്‍ ഈ പദ്ധതി ഉയര്‍ത്തുന്നുണ്ട് എന്ന ബോധ്യം അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഇന്നും ഈ വിഷയത്തിന്റെ രൂക്ഷത ചര്‍ച്ച ചെയ്യാനോ, പരിഹാരം കണ്ടെത്തുവാനോ ഉള്ള ശ്രമങ്ങള്‍ വളരെ വിരളമാണ്. വിഴിഞ്ഞം പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ചുപോലും സന്ദേഹങ്ങള്‍ ഒട്ടേറെ ഉയര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും, ഗൂഡാലോചനകളും ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ത്തിയവരുണ്ട്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ഇത്തരം വിവാദവിഷയങ്ങള്‍ ചര്‍ച്ചയ്ക്കെത്തുന്നത് ഇതുപോലുള്ള ദുരന്ത വേളകളില്‍ മാത്രമാണ്. പ്രദേശവാസികളില്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിന്റെ തൊഴില്‍ സാധ്യതകളും മറ്റും വിലയിരുത്തിക്കൊണ്ട് പിന്തുണയ്ക്കുന്നവരും, ദോഷഫലങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നവരുമുണ്ട്. നിലപാടുകള്‍ എന്തുതന്നെയായാലും, ഒരു വലിയ വിഭാഗത്തിന്റെ ജീവിതത്തെ വഴിമുട്ടിച്ചുകൊണ്ടുള്ള വികസനപദ്ധതികള്‍ അംഗീകരിക്കാവുന്നതല്ല. അതിനും അതീതമായി, പരിസ്ഥിതിയ്ക്കുണ്ടാകുന്ന തകര്‍ച്ചകളെയും ഗതിമാറ്റങ്ങളെയും നാം കൂടുതല്‍ ഗൗരവബുദ്ധിയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ചില വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യര്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെയും ദുഃഖദുരിതങ്ങളെയും അതിജീവിക്കാന്‍ പ്രാപ്തനായേക്കാം. എന്നാല്‍, പരിസ്ഥിതിയ്ക്കുണ്ടാവുന്ന നഷ്ടം ശാശ്വതമാണ്. ആ കാഴ്ചപ്പാടിലേയ്ക്ക് ഭരണകൂടം തിരികെയെത്തിയില്ലെങ്കില്‍ നമുക്ക് കൈമോശം വന്നുപോകുന്നത് തിരികെ നേടിയെടുക്കുവാന്‍ കഴിയുന്നവയാവില്ല. അവിടെ സംഭവിക്കുന്നത് വലിയൊരു മനുഷ്യാവകാശ ലംഘനമാണ് എന്ന നിലപാടിലാണ് അവരുടെ അതിജീവനപ്രശ്‌നങ്ങളില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍. അനേക വര്‍ഷങ്ങളുടെ അദ്ധ്വാനം കൊണ്ട് സ്വരുക്കൂട്ടിയ ജീവിതത്തില്‍ ആകെയുള്ള സമ്പാദ്യമാണ് പലര്‍ക്കും അല്‍പ്പം സ്ഥലവും ഒരു ഭവനവും. എല്ലാ അര്‍ത്ഥത്തിലും നിയമപ്രകാരം സ്വന്തമായ മണ്ണില്‍ ജീവിച്ചിരുന്നവരായിരുന്നു സകലരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭവനവും മണ്ണും നഷ്ടപ്പെട്ടവര്‍ക്കൊപ്പം ഈ വര്‍ഷം ഭവനരഹിതരായ അനേകര്‍കൂടി ചേരുമ്പോള്‍ ഒട്ടേറെ കുടുംബങ്ങളാണ് വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇനി എത്രത്തോളം പേര്‍ക്കായി ആ വിധി കാലം കാത്തിരിപ്പുണ്ടെന്നതില്‍ വ്യക്തതയില്ല. ഇതിനകം ഭവനം നഷ്ടപ്പെട്ട ചെറിയൊരു ശതമാനം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്. ഏറെപ്പേരും തങ്ങളുടെ ഊഴം കാത്ത് പലയിടങ്ങളിലായി വാടകയ്ക്കും അഭയാര്‍ത്ഥികളായും കഴിയുന്നു. കേരളത്തിലെ ഏറ്റവും ദുര്‍ബ്ബലരായ അവര്‍ക്കുവേണ്ടി സംസാരിക്കുവാനും ഉന്നതതലങ്ങളില്‍ സ്വാധീനം ചെലുത്തുവാനും ആരുംതന്നെയില്ല എന്നതാണ് വാസ്തവം. ഇനി അവശേഷിക്കുന്നവര്‍ മാന്യമായ സാഹചര്യങ്ങളില്‍ പുനഃരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും, അതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രേരിപ്പിക്കാനുള്ള കടമ നമുക്കുമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ദുരന്തബാധിതര്‍ക്കുവേണ്ടി രംഗത്തിറങ്ങിയതാണ് വഴിത്തിരിവുണ്ടാക്കിയത്. കഴിഞ്ഞ ദിവസം ഇറിഗേഷന്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് വേദിയായത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസ് ആണ്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവിന്റെ കഴിഞ്ഞ നാളുകളിലെ ഇടപെടലുകള്‍ ഈ പ്രശ്‌നത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിക്കുവാനും മാധ്യമശ്രദ്ധ നേടുവാനും സഹായകരമായിരുന്നു. പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട നൂറുകണക്കിനായ നിരാശ്രയര്‍ക്ക് സഹായവുമായി ഓടിയെത്താന്‍ ചില സംഘടനകളും നിരവധി സന്മനസുള്ളവരും ഉണ്ടായിരുന്നു. പുനരധിവാസത്തിന് ഉപകരിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഒരുക്കി എന്നല്ലാതെ, അവര്‍ക്കാവശ്യമുള്ള ടോയ്ലറ്റ്, കിച്ചണ്‍ തുടങ്ങിയ ഒരു സൗകര്യങ്ങളും അവിടെ ക്രമീകരിക്കപ്പെട്ടിരുന്നില്ല. സഹായത്തിനെത്തിയ സംഘടനകളും, നിരവധി നാട്ടുകാരും തിരുവനന്തപുരം അതിരൂപതാനേതൃത്വവുമാണ് അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി ഇപ്പോഴും അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് അവര്‍ക്കൊപ്പമായിരിക്കുന്നത്. പ്രളയകാലത്ത് കേരളത്തിന് മുഴുവന്‍ ധൈര്യം പകര്‍ന്നവര്‍ക്ക് ധൈര്യം പകരുവാന്‍ കേരളം മുഴുവന്‍ ഉണ്ടാവണം, അത് നമ്മുടെ കടമയാണ്. ഇനിയും, ഇത്തരം അവഗണിക്കപ്പടുന്നവരുടെ സഹായം കേരളത്തിലെ പരിഷ്‌കൃത സമൂഹത്തിന് വേണ്ടിവന്നുകൂടായ്കയില്ല. അപ്പോള്‍ മുഖം കുനിക്കാന്‍ ഇടവരാതിരിക്കേണ്ടി വരുന്നതിനെങ്കിലും ഇവരുടെ പ്രശ്‌നങ്ങളില്‍ കൈത്താങ്ങായി നമുക്ക് ഉണ്ടായിരിക്കാം. വലിയതുറയിലെ ജനങ്ങളും, ചെല്ലാനത്തെ ജനസമൂഹവും ദുരന്തക്കയത്തില്‍ അകപ്പെട്ടുകിടക്കുന്ന ഈ സാഹചര്യത്തില്‍, പഴയതൊന്നും മറക്കാന്‍ കാലമാകാത്ത പശ്ചാത്തലത്തില്‍ മനഃസാക്ഷിയും, ലോകവും നമ്മെ കുറ്റപ്പെടുത്താതിരിക്കട്ടെ. “കേരളത്തിന്റെ സൈന്യം” എന്ന് ലോകം വിശേഷിപ്പിച്ചവരെ കേരളം കൈവിടുന്നുവോ? ചെല്ലാനം, വലിയതുറ തീരങ്ങളിൽ സംഭവിക്കുന്നതെന്ത്? പ്രത്യേക റിപ്പോർട്ട് കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നു, വാഹനാപകടങ്ങളും. പ്രതിദിനം റോഡില്‍ പൊലിയുന്നത് ശരാശരി പതിനൊന്ന് ജീവനുകള്‍. കൊറോണ:ജർമ്മനിയെ തകർത്തുലയ്ക്കുന്നു…കേരളം ചെയ്തത്അവർ കണ്ടു പഠിക്കട്ടെ…. സച്ചിന്‍ തെണ്ടുല്‍ക്കറിന് കായിക ഓസ്‌കറായ ലോറസ് പുരസ്‌കാരം നഗ്‌നരാക്കി ആര്‍ത്തവ പരിശോധന: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍? സര്‍ക്കാര്‍ നീക്കം സജീവമാക്കി എഎപി: സത്യപ്രതിജ്ഞ 16-ന് ഒരിക്കല്‍ അനാഥനായിരുന്നു, എന്നാലിന്ന് സ്വിറ്റ്‌സര്‍ലണ്ട് എം.പി. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരം കൊറോണ:ജർമ്മനിയെ തകർത്തുലയ്ക്കുന്നു…കേരളം ചെയ്തത്അവർ കണ്ടു പഠിക്കട്ടെ…. സച്ചിന്‍ തെണ്ടുല്‍ക്കറിന് കായിക ഓസ്‌കറായ ലോറസ് പുരസ്‌കാരം നഗ്‌നരാക്കി ആര്‍ത്തവ പരിശോധന: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍? സര്‍ക്കാര്‍ നീക്കം സജീവമാക്കി എഎപി: സത്യപ്രതിജ്ഞ 16-ന് റിയാദ്: ഇറാനെതിരെ അന്താരാഷ്‌ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സഊദി അറേബ്യ. ഇറാനെതിരെയുള്ള ആയുധ നിരോധനം നീട്ടണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. സഊദി മന്ത്രി സഭ വിർച്വൽ യോഗത്തിലാണ് ഇറാനെതിരെ ശക്തമായ നിലപാടുകളുമായി ലോക രാജ്യങ്ങൾ രംഗത്തെത്തണമെന്നു സഊദി അറേബ്യ ആവശ്യപ്പെട്ടത്. ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആണവ, ബാലിസ്റ്റിക് പരിപാടികളുമായി ഗൗരവമായി ഇടപെടാൻ ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും സഊദി ആവശ്യപ്പെട്ടു. പ്രാദേശിക സ്ഥിരതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത തുരടുമെന്നും അതിർത്തികൾ ലംഘിക്കുന്നതും നിരന്തരമുള്ള ദേശീയ സുരക്ഷാ ഭീഷണികളും ജലാതിർത്തികളിലെ കടന്ന് കയറ്റം തുടങ്ങിയവ കണ്ടില്ലെന്ന് നടിക്കാൻ രാജ്യത്തിന് സാധിക്കില്ലെന്നും മന്ത്രി സഭ മുന്നറിയിപ്പ് നൽകി. സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷത്തിലാണ് വിർച്വൽ മന്ത്രി സഭായോഗം ചേർന്നത്. 2019 ഡിസംബർ 10 ന് റിയാദിൽ നടന്ന 40-ാമത് ജിസിസി സെഷനിൽ പുറപ്പെടുവിച്ച അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ തീരുമാനം നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്. ലോക രാജ്യങ്ങൾക്ക് മാതൃക; ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിച്ചു നൽകാനൊരുങ്ങി സഊദി സഊദിയിലെ കിംഗ് സൽമാൻ റിലീഫ് സെന്റർ സഹായം എത്താത്ത രാജ്യങ്ങൾ വിരളം; മതവും അതിർത്തികളും നോക്കാതെ ഇത് വരെ നൽകിയത് 93 ബില്യൺ ഡോളർ സഹായം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സഊദിയിൽ മരിച്ചു സാമ്പത്തിക രംഗത്ത് സഊദി ശക്തം തന്നെ; വിദേശ നിക്ഷേപങ്ങളിൽ ഗൾഫിൽ ഒന്നാം സ്ഥാനത്ത്, ബാങ്കിംഗ് മേഖല നിക്ഷേപത്തിലും വര്‍ധനവ് കൊവിഡ് പ്രതിസന്ധി; നാട്ടിൽ കുടുങ്ങിയ വിദേശികളുടെ റീ എന്‍ട്രി കാലാവധി മൂന്നു മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നൽകും ഹെലികോപ്റ്റര്‍ അപകടം: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിക്കും, വനം മന്ത്രി സ്ഥലത്തെത്തി ലീഗിന്റെ സമരത്തിന് സമസ്ത എതിരല്ല, ഏതെങ്കിലും പാര്‍ട്ടിയുമായി അകല്‍ച്ചയോ അടുപ്പമോ ഇല്ലെന്നും ജിഫ്രി തങ്ങള്‍ സൈനിക ഹെലികോപ്ടര്‍ അപകടം: അടിയന്തരമന്ത്രിസഭായോഗം ഡല്‍ഹിയില്‍; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന വഖഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രി പറഞ്ഞ വിശദമായ ചര്‍ച്ച ഉടനെ നടത്തണമെന്ന് സമസ്ത ഹെലികോപ്ടര്‍ അപകടം: ഏഴുപേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യയുമെന്നും സൂചന മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യു: അഫ്ഗാന്‍ വിട്ട അവസാന യു.എസ് സൈനികന്‍, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില്‍ പണം പിന്‍വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം ഇന്ധന വിതരണ കേന്ദ്രം നികുതിയൂറ്റ് കേന്ദ്രമായി മാറരുത് പ്രതിഷേധം ശക്തമായി തുടരും ഷാഫി പറമ്പിൽ എംഎൽഎ – Veekshanam മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിലെ സെന്റ് ജോസഫ് സ്കൂൾ ആക്രമിച്ചു കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യം സാധ്യമല്ല; സഞ്ജയ് റാവുത്ത് ഉത്തർ പ്രദേശിലെ പീഡനം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം :കൊടിക്കുന്നിൽ സുരേഷ് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനോട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അവഗണന മാത്രം മംഗലാപുരം ലോബിയെ സഹായിക്കാനെന്നും ആരോപണം കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് ചുരുക്കി ഇന്ധന വിതരണ കേന്ദ്രം നികുതിയൂറ്റ് കേന്ദ്രമായി മാറരുത് പ്രതിഷേധം ശക്തമായി തുടരും ഷാഫി പറമ്പിൽ എംഎൽഎ പത്തനംതിട്ട ഇന്ധന വിതരണ കേന്ദ്രം നികുതിയൂറ്റ് കേന്ദ്രമായി മാറരുതെന്നും സംസ്ഥാനത്തെ ഇന്ധന വിലയ്ക്കുമേലുള്ള അധികനികുതി അധിക നികുതിയിൽ ഇളവു വരുത്തണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.അഞ്ചോ പത്തോ കുറച്ചുകൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയില്ലെന്നും സമരം കൂടുതൽ ശക്തമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ടോണി ചമ്മണി മുങ്ങിയെന്ന വ്യാജ വാർത്ത ഡിസിസി ഓഫീസിലെ ചിത്രം പങ്കുവെച്ച് മാസ് മറുപടി നികേഷ് ഇപ്പോഴും കിണറ്റിലെന്ന് സോഷ്യൽ മീഡിയ ഇന്ന് ജോൺ ബ്രിട്ടാസ്, പിണറായി വിജയൻ കാവിക്കളസമിടുന്ന നാൾ വിദൂരമല്ല വിമർശന കുറിപ്പുമായി യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനോട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അവഗണന മാത്രം മംഗലാപുരം ലോബിയെ സഹായിക്കാനെന്നും ആരോപണം ജോയി മാരൂർ കാഞ്ഞങ്ങാട്: കാസർഗോഡിനായി ഉമ്മൻചാണ്ടി സർക്കാർ ഉക്കിനടുക്കയിൽ അനുവദിച്ച മെഡിക്കൽ കോളേജിനോട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും തികഞ്ഞ അവഗണന കരിപ്പൂർ വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് ചുരുക്കി പ്രവാസി സമൂഹത്തിൻറെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ രാജ്യാന്തര ഹ്രസ്വ ചിത്രമേളക്ക് നാളെ തിരിതെളിയും 220 സിനിമകൾ ,1000 ഓളം പ്രതിനിധികൾ, നൂറോളം അതിഥികൾ തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 മലമുഴക്കി വേഴാമ്പലും മണിയാശാന്റെ മുല്ലപ്പെരിയാർ വിപ്ലവവും മൂന്നാം കണ്ണ് സി.പി. രാജശേഖരൻ കേരളത്തിന്റെ ഉൾക്കാടുകളിൽ മലമുഴക്കി വേഴാമ്പൽ എന്ന ഒരിനം പക്ഷിയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഈ അപൂർവ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് നിങ്ങളുടെ ഹോം ടെലിവിഷൻ പുതുക്കിപ്പണിയാനും നിങ്ങളുടെ പഴയ ഉപകരണത്തിന് പാസ്‌പോർട്ട് നൽകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഇതിനകം തന്നെ ധാരാളം ബ്രോഷറുകളും ഓൺലൈൻ സ്റ്റോറുകളും പരിശോധിച്ചിട്ടുണ്ടോ, ഏത് മോഡൽ തിരഞ്ഞെടുക്കണമെന്ന് നിങ്ങൾക്കറിയില്ലേ? ബ്രാഡി ആളുകൾക്ക് അതിൽ താമസിക്കാൻ കഴിയുന്നത്ര വലിയ സ്വീകരണമുറി നിങ്ങൾക്കുണ്ടോ? പിന്നെ നിങ്ങൾക്ക് വേണ്ടത് കുറഞ്ഞത് 50 ഇഞ്ചെങ്കിലും ടെലിവിഷനാണ്, ഇമേജ് നിങ്ങളിലേക്ക് കടക്കുമെന്ന് തോന്നുന്നു, ഒപ്പം നിങ്ങളുടെ സിനിമകളും സീരീസും മുമ്പെങ്ങുമില്ലാത്തവിധം ആസ്വദിക്കുകയും ചെയ്യും. ഭാഗ്യവശാൽ, ഇന്ന്, 50 ഇഞ്ചോളം ടെലിവിഷനുകളുടെ വിതരണം സ്‌ക്രീൻ വലുപ്പം എന്നിവയും അതിലേറെയും ഇത് ശരിക്കും വൈവിധ്യപൂർണ്ണമാണ്, അതിനാൽ നിങ്ങൾക്ക് ധാരാളം ബ്രാൻഡുകൾ, മോഡലുകൾ, പഠന വിലകൾ, സവിശേഷതകൾ എന്നിവയും അതിലേറെയും പരിശോധിക്കാൻ കഴിയും. അത്തരമൊരു ഓഫറിന്റെ നെഗറ്റീവ് ഭാഗം, നമുക്ക് ഭ്രാന്തമായ ശ്രമം നടത്താനും ഒന്നോ അല്ലെങ്കിൽ മറ്റൊരു മോഡലിന്റെ സവിശേഷതകൾ ഓർമ്മിക്കാതിരിക്കാനോ കഴിയും. അതിനാൽ, ഇന്ന് അകത്ത് ഗാഡ്‌ജെറ്റ് വാർത്ത നിങ്ങൾക്ക് ഒരു കൈ നൽകാനും ഒരെണ്ണം നിർദ്ദേശിച്ച് നിങ്ങളുടെ തിരയൽ എളുപ്പമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു ടെലിവിഷനുകളുടെ താരതമ്യം നിങ്ങൾക്ക് സൂക്ഷിക്കാൻ കഴിയുന്ന 50 ഇഞ്ചോ അതിൽ കൂടുതലോ. നിങ്ങൾക്ക് ഞങ്ങളോടൊപ്പം വരാമോ? ഇതിന്റെ പ്രധാന ഗുണങ്ങൾ വളരെ ഉൾപ്പെടുന്നു പ്രതിഫലനങ്ങളില്ലാതെ മികച്ച ചിത്ര നിലവാരം ഒപ്റ്റിമൽ വ്യൂവിംഗ് ആംഗിൾ ഉപയോഗിച്ച്, അതിനാൽ നിങ്ങളുടെ തലയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ല. ഒരു മികച്ച ശബ്‌ദ നിലവാരം, ഞങ്ങൾ‌ ഇതിനകം കണ്ടതുപോലെ ധാരാളം കണക്റ്റർ‌മാർ‌, അത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇതെല്ലാം മറക്കാതെ സംയോജിത സ്മാർട്ട് ടിവി നിങ്ങൾക്ക് അമിതഭാരമില്ലാത്ത ഗെയിമുകൾ കളിക്കാനും ഇന്റർനെറ്റ് സർഫ് ചെയ്യാനും YouTube, നെറ്റ്ഫ്ലിക്സ് മുതലായ ധാരാളം ആപ്ലിക്കേഷനുകൾ ആസ്വദിക്കാനും നിങ്ങൾക്ക് നന്ദി. ഈ ടെലിവിഷൻ ഉപയോഗിച്ച് ചരിത്രപരവും അറിയപ്പെടുന്നതുമായ മറ്റൊരു സാങ്കേതിക ബ്രാൻഡുകളിലേക്ക് ഞങ്ങൾ കുതിക്കുന്നു പാനസോണിക് VIERA TX-50DX780E കൂടെ 50 ഇഞ്ച് സ്‌ക്രീൻ ഡയഗണലിൽ അൾട്രാ എച്ച്ഡി (3840 x 2160 പിക്സലുകൾ) 3D, സ്മാർട്ട് ടിവി എന്നിവ ഉപയോഗിച്ച് സംയോജിത. നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഇത് 50 ഇഞ്ച് ദൈർഘ്യമുള്ള ടെലിവിഷനാണ് പ്രധാന ഗുണങ്ങൾ നല്ല ശബ്‌ദ നിലവാരം, ഉപയോഗ സ ase കര്യം, കുറഞ്ഞ consumption ർജ്ജ ഉപഭോഗം, നിരവധി വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ, വിശാലമായ വ്യൂവിംഗ് ആംഗിൾ എന്നിവ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. ഞങ്ങൾ ഒരേ ബ്രാൻഡായ പാനാസോണിക് ഉപയോഗിച്ചാണ് താമസിക്കുന്നത്, എന്നാൽ മറ്റൊരു മോഡൽ (ശ്രദ്ധിക്കുക, കാരണം നാമമാത്രമായത് മുമ്പത്തെ അക്ഷരത്തെ ഒരു അക്ഷരത്തിൽ മാത്രം വ്യത്യാസപ്പെടുന്നു ഇത് ഇതിനെക്കുറിച്ചാണ് പാനസോണിക് TX-50EX780E, ഒരു ടെലിവിഷൻ 50 ഇഞ്ച് യുഎച്ച്ഡി സ്ക്രീൻ (3840 x 2160 പിക്സലുകൾ) 4 കെ എച്ച്ഡിആർ 3 ഡി സ്വീകരണമുറിയിൽ നിന്ന് പുറത്തുപോകാതെ തന്നെ നിങ്ങൾക്ക് ഒരു ആധികാരിക സിനിമാ അനുഭവം ആസ്വദിക്കാൻ കഴിയും. അതിന്റെ പ്രധാന ഗുണങ്ങളിൽ, മുമ്പത്തെ മോഡലിനെപ്പോലെ, ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്നും വളരെ കുറച്ച് energy ർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും ഒരു ഹൈലൈറ്റ് ചെയ്യാം വിശാലമായ വീക്ഷണകോണുള്ള പ്രതിഫലനങ്ങളില്ലാതെ മികച്ച ചിത്ര നിലവാരം, കണക്റ്റിവിറ്റി ഓപ്ഷനുകൾ ശരിക്കും വിശാലമാണ്. ഒരു മറക്കാതെ എല്ലാ പരിതസ്ഥിതികളോടും പരിതസ്ഥിതികളോടും പൊരുത്തപ്പെടാൻ കഴിവുള്ള ടിൽറ്റ് ആൻഡ് ലിഫ്റ്റ് ഡിസൈൻ. ഈ ടിവിയെക്കുറിച്ച് സംസാരിക്കാൻ ബ്രാൻഡുകൾ മാറ്റുന്നതിനാൽ ഞങ്ങൾ വലുപ്പത്തിൽ ഒരു ചെറിയ കുതിച്ചുചാട്ടം നടത്താൻ പോകുന്നു LG 55EC930V അത് സാധാരണയിൽ നിന്ന് ഒരു ഓഡിയോ, വീഡിയോ അനുഭവം പ്രദാനം ചെയ്യുന്നു. മുകളിലുള്ള ഇമേജിൽ‌ നിങ്ങൾ‌ക്ക് കാണാൻ‌ കഴിയുന്നതുപോലെ, ഞങ്ങൾ‌ ഒരു എ വളഞ്ഞ സ്ക്രീൻ ഒരു സ്ക്രീൻ വലുപ്പത്തിൽ 55 ഇഞ്ച് ഫുൾ എച്ച്ഡി (1920 x 1080 ഞങ്ങൾ ഇതുവരെ കണ്ട മോഡലുകളേക്കാൾ അല്പം കൂടുതലാണ്, സാങ്കേതിക പാനൽ മടക്കാന് അതിനൊപ്പം നിങ്ങൾക്ക് കൂടുതൽ നിർവചിക്കപ്പെട്ട നിഴലുകൾ, ശുദ്ധമായ കറുത്തവർഗ്ഗക്കാർ, ഒപ്പം കൂടുതൽ ibra ർജ്ജസ്വലവും ആഴത്തിലുള്ളതുമായ നിറങ്ങൾ എന്നിവ ആസ്വദിക്കാൻ കഴിയും. 3 ഡി സാങ്കേതികവിദ്യ. അതിമനോഹരമായ രൂപകൽപ്പനയും വളരെ മെലിഞ്ഞതും ഒപ്പം ഉൾപ്പെടുത്തുന്നതും നമുക്ക് മറക്കാനാവില്ല സ്മാർട്ട് ടിവി പ്രവർത്തനം വെബ്‌ഓ‌എസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഇന്റർനെറ്റ് സർഫ് ചെയ്യാനും നിങ്ങളുടെ ടിവിയിൽ നെറ്റ്ഫ്ലിക്സ്, വുവാക്കി ടിവി, യൂട്യൂബ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ നേരിട്ട് നേടാനും നിങ്ങളെ അനുവദിക്കും. അതിനാൽ, അതിന്റെ പ്രധാന നേട്ടം വലിയ ചിത്ര നിലവാരം ഒ‌എൽ‌ഇഡി സാങ്കേതികവിദ്യയുടെ a കൂടുതൽ‌ ആഴത്തിലുള്ള അനുഭവം വളഞ്ഞ സ്ക്രീൻ ഡിസൈൻ ഫീച്ചർ ചെയ്യുന്നു നിരവധി വൈവിധ്യമാർന്ന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഞങ്ങൾക്ക് ഒരു നല്ല കാര്യം ഉപേക്ഷിക്കാൻ കഴിയില്ല ഗംഭീരമായ ഡിസൈൻ, സോണിയുടെ സാധാരണ പോലെ മികച്ച നിലവാരമുള്ള ഫിനിഷുകൾ. കൂടാതെ, ഉണ്ടായിരിക്കുക വെസ മൗണ്ടിംഗ് സിസ്റ്റവുമായി പൊരുത്തപ്പെടുന്നു, ഞങ്ങളുടെ ടെലിവിഷൻ ചുവരിൽ സ്ഥാപിക്കാനും അതിലൂടെ കൂടുതൽ സിനിമാറ്റിക് അനുഭവം ആസ്വദിക്കാനും കഴിയും. ശബ്ദത്തിന്റെ കാര്യത്തിൽ, ഇതിന് ഒരു ശക്തമായ ബാസ് റിഫ്ലെക്സ് സ്പീക്കർ ഉണ്ട് മികച്ച ശബ്‌ദ നിലവാരം. നിങ്ങൾക്ക് മറ്റ് ഉപകരണങ്ങൾ കണക്റ്റുചെയ്യണമെങ്കിൽ, സോണി കെഡി -49 എക്സ് 8308 സി ഉള്ളതിനാൽ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല മൂന്ന് യുഎസ്ബി പോർട്ടുകൾ y നാല് എച്ച്ഡിഎംഐ പോർട്ടുകൾ. ഞങ്ങൾ ഇതിനകം അഞ്ച് മികച്ച ഓപ്ഷനുകൾ കണ്ടു, പക്ഷേ ഇനിയും ചിലത് കാണാനുണ്ട്. ഈ സാഹചര്യത്തിൽ, ഈ ഫിലിപ്സ് 50PUH6400 ടെലിവിഷൻ വിശകലനം ചെയ്യുന്നത് ഞങ്ങൾ നിർത്തുന്നു, സംയോജിത സ്മാർട്ട് ടിവിയും വളരെ ശ്രദ്ധാപൂർവ്വവും മനോഹരവും ഗംഭീരവുമായ രൂപകൽപ്പനയുള്ള ഒരു ഉപകരണം, സൈഡ് ഫ്രെയിമുകളുടെ കുറഞ്ഞ രൂപകൽപ്പനയുമായി തികച്ചും യോജിക്കുന്ന ഒരു കാൽ, ഒപ്പം ഇത് അനുയോജ്യവുമാണ് വെസ മ ing ണ്ടിംഗ് സിസ്റ്റം ഉപയോഗിച്ച്, അതിനാൽ ഞങ്ങളുടെ പ്രിയപ്പെട്ട സീരീസ് അല്ലെങ്കിൽ ദീർഘകാലമായി കാത്തിരുന്ന ഗെയിം ഞങ്ങൾക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയും. ഫിലിപ്സ് 50PUH6400 സ്മാർട്ട് ടിവിക്ക് a 50 ″ 4 കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യകളുടെ ഉൾപ്പെടുത്തലിനൊപ്പം മെച്ചപ്പെടുത്തിയ അസാധാരണമായ ഇമേജ് നിലവാരം വാഗ്ദാനം ചെയ്യുന്നു മൈക്രോ ഡിമ്മിംഗ് പ്രോ, ഞങ്ങളുടെ സ്വീകരണമുറിയിലോ കിടപ്പുമുറിയിലോ ലഭ്യമായ പ്രകാശത്തിന്റെ അളവിനെ അടിസ്ഥാനമാക്കി സ്‌ക്രീനിന്റെ ദൃശ്യതീവ്രത കോൺഫിഗർ ചെയ്യാൻ ഞങ്ങൾക്ക് കഴിയും, കൂടാതെ സ്വാഭാവിക ചലനം, ഇത് മൂർച്ചയും ദ്രാവകതയും വർദ്ധിപ്പിക്കുന്നതിനാൽ പ്രായോഗികമായി വികലമാകാതെ ചലിക്കുന്ന ചിത്രങ്ങൾ കാണാനാകും. ഇതെല്ലാം നിങ്ങൾക്ക് ചെറുതായി തോന്നുകയാണെങ്കിൽ, സാങ്കേതികവിദ്യ പിക്സൽ പ്ലസ് അൾട്രാ എച്ച്ഡി കൂടുതൽ വ്യക്തവും തീവ്രവുമായ നിറങ്ങൾ നൽകുന്നു. ഈ മികച്ച ചിത്ര ഗുണത്തിന് പുറമെ ടിവി സവിശേഷതകളും മൂന്ന് യുഎസ്ബി പോർട്ടുകൾ y നാല് എച്ച്ഡിഎംഐ പോർട്ടുകൾ അതിനാൽ ഞങ്ങൾക്ക് വൈവിധ്യമാർന്ന ഉപകരണങ്ങളെ ബന്ധിപ്പിക്കാൻ കഴിയും; ഉണ്ട് വൈഫൈ കണക്റ്റിവിറ്റി, അപ്ലിക്കേഷനുകൾക്കായി 8GB സംഭരണം, Android ടിവി ഒരു സ്മാർട്ട് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിലും അതിലേറെയും. ഓ! ഇത് energy ർജ്ജ സർട്ടിഫൈഡ് എ ആണ്, അതിനാൽ ഇത് പരിസ്ഥിതിയുടെ ഉത്തരവാദിത്തമാണ്, മാത്രമല്ല വൈദ്യുതി ബില്ലിനെ ഭയപ്പെടുത്തുകയുമില്ല. ഞങ്ങൾ ആരംഭിച്ച അതേ ദക്ഷിണ കൊറിയയിലും ഈ സാംസങ് UE49KS7000 ടിവിയുമായും ഞങ്ങൾ അവസാനിക്കുന്നു 49 ഇഞ്ച് സ്‌ക്രീൻ (ശരി, ഞങ്ങൾ ഇതുവരെ കണ്ടതിനേക്കാൾ അൽപ്പം കുറവാണ്, പക്ഷേ ഇത് പോരാട്ടങ്ങളുടെ ചോദ്യമല്ല ഹാഹ) എൽസിഡി അൾട്രാ എച്ച്ഡി 4 കെ എച്ച്ഡിആർ എഡ്ജ് ലൈറ്റിംഗിനൊപ്പം നാല് എച്ച്ഡിഎംഐ പോർട്ടുകളും ടൺ അധിക കണക്ഷനുകളും സവിശേഷതകളും ഉൾക്കൊള്ളുന്നു സ്മാർട്ട് ടിവി. പക്ഷേ, ഈ ടിവിയുടെ പ്രത്യേകത അത് വാഗ്ദാനം ചെയ്യുന്നു എന്നതാണ് മികച്ച ചിത്രവും ശബ്‌ദ നിലവാരവുംഅല്ലെങ്കിൽ, മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള മറ്റ് മോഡലുകളേക്കാൾ വളരെ സമാനവും ചിലപ്പോൾ മികച്ചതുമാണ്, എന്നിട്ടും ഞങ്ങൾക്ക് ഇത് മികച്ച വിലയ്ക്ക് കണ്ടെത്താൻ കഴിയും. തീർച്ചയായും, തുടക്കത്തിൽ ഞങ്ങൾ സൂചിപ്പിച്ചതുപോലെ, ഈ പട്ടിക 50 ″ അല്ലെങ്കിൽ അതിൽ കൂടുതൽ മികച്ച ടെലിവിഷനുകളുള്ള ഒരു നിർദ്ദേശം മാത്രമാണ്, നിലവിലെ വിപണിയിൽ നമുക്ക് കണ്ടെത്താൻ കഴിയും. പാനസോണിക് TX-50CX700, പോലുള്ള മറ്റ് ഉദാഹരണങ്ങളും നമുക്ക് ഉദ്ധരിക്കാം സാംസങ് UE55JU6400 ഉം മറ്റു പലതും. നിങ്ങളുടെ നിർദ്ദേശം എന്താണ്? നിങ്ങൾ അടുത്തിടെ വീട്ടിൽ ടെലിവിഷൻ നവീകരിച്ചിട്ടുണ്ടോ? നിങ്ങൾ ഇതിനകം ഒരു നിർദ്ദിഷ്ട മോഡലിൽ തീരുമാനിച്ചിട്ടുണ്ടോ? ഇതിനെക്കുറിച്ച് ഞങ്ങളോട് പറയുക, അവരുടെ മികച്ച ടെലിവിഷൻ തിരയുന്നതും പിടിച്ചെടുക്കുന്നതുമായ മറ്റ് വായനക്കാരെ ഞങ്ങൾ സഹായിക്കും. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: ഗാഡ്‌ജെറ്റ് വാർത്ത » ചിത്രവും ശബ്ദവും » ടിവികൾ » 50 ഇഞ്ചിൽ കൂടുതലുള്ള ടിവികൾ, ഏതാണ് തിരഞ്ഞെടുക്കേണ്ടത്? നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. വാഷിംഗ്ടൺ ഡിസിയിലെ ഇന്റർനാഷണൽ സ്പൈ മ്യൂസിയം സന്ദർശകർക്ക് ഹൃദയാഘാതം ഉണ്ടാക്കുന്നു മൈക്രോസോഫ്റ്റ് ആൻഡ്രോമിഡ, കമ്പനി ഒരു ഡിജിറ്റൽ നോട്ട്ബുക്കിൽ പ്രവർത്തിക്കും നിങ്ങളുടെ ഇമെയിലിൽ സാങ്കേതികവിദ്യയെയും കമ്പ്യൂട്ടിംഗിനെയും കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ സ്വീകരിക്കുക ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → ഉല്പന്നങ്ങൾ → ഓയിൽ ബർണർ ഗ്ലാസ് പൈപ്പ് നേരെ 150 എംഎം വലിയ ബൗൾ ഓയിൽ ബർണർ ഗ്ലാസ് പൈപ്പ് നേരെ 150 എംഎം വലിയ ബൗൾ ഈ എണ്ണ പൈപ്പിന് ലാളിത്യം മനോഹരമാണ് ഈ നേരായ ഓയിൽ ബർണർ ഗ്ലാസ് പൈപ്പിനെക്കുറിച്ച് നിങ്ങൾക്ക് പറയാൻ കഴിയുന്നതെല്ലാം നല്ലതാണ്! ഗ്ലാസ് സ്മോക്കിംഗ് ബൗളിന് ഏകദേശം 30 മില്ലീമീറ്റർ വ്യാസമുള്ള വൃത്തിയുള്ള ദ്വാരമുണ്ട്, ഗ്ലാസ് ഓയിൽ പൈപ്പ് തണ്ടിന് 10 മില്ലീമീറ്റർ വ്യാസമുള്ള 1 മില്ലീമീറ്റർ കട്ടിയുള്ള മതിലുണ്ട്. ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് പാത്രം പരന്ന പ്രതലങ്ങളില്ലാതെ പൂർണ്ണമായും വൃത്താകൃതിയിലാണ്, ഇത് പാത്രത്തിൽ നിന്ന് അറ്റം വരെ 150 മില്ലീമീറ്ററാണ് നിങ്ങൾ ഒരു വലിയ മൂല്യമുള്ള ഓയിൽ ബർണർ ഗ്ലാസ് പൈപ്പിന് ശേഷം ആണെങ്കിൽ, ഡ്രാഗൺസ് ഹെഡ് ഷോപ്പ് യുകെയിലുള്ളതിനേക്കാൾ ഓൺലൈനിൽ പൈപ്പുകൾ വാങ്ങുന്നത് എവിടെയും മികച്ചതല്ല. അവ വിലകുറഞ്ഞ പൈപ്പുകളാണ്, പക്ഷേ മികച്ച നിലവാരമുള്ളവയാണ്. ഞങ്ങൾ ധാരാളം പുകവലി പൈപ്പുകൾ സംഭരിക്കുന്നു; ചുറ്റുമുള്ള വിലകുറഞ്ഞ പൈപ്പുകൾ, 60mm അല്ലെങ്കിൽ 6cm മുതൽ 200mm അല്ലെങ്കിൽ 8 വരെ " ഞങ്ങൾ ബ്രാൻഡഡ് പൈപ്പുകളും സംഭരിക്കുന്നു; ഉൾപ്പെടെ ഡി കെ ഡെങ്കെ ഗ്ലാസ് ഒപ്പം മധുരമുള്ള പഫ് ഹോളണ്ട്. ഞങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും നിയമാനുസൃതം, പുകയില, നിക്കോട്ടിൻ അല്ലെങ്കിൽ സിബിഡി ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പുകയിലയും നിക്കോട്ടിനും നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയപ്പെടുന്നു; നിങ്ങൾ എപ്പോഴും ഉത്തരവാദിത്തത്തോടെ പുകവലിക്കണം. പുകവലി നിർത്താൻ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും എൻഎച്ച്എസ് പുകവലി ഉപേക്ഷിക്കുക പുകവലി നിർത്താൻ നിങ്ങളെ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു പുതിയ നിയമങ്ങൾ അനുസരിച്ച്, യൂറോപ്യൻ യൂണിയനിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന ഇയു ഇതര കമ്പനികളോട് 150 യൂറോയിൽ താഴെയുള്ള എല്ലാ ഓർഡറുകളിലും ഇയുവിനായി വാറ്റ് ശേഖരിക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ ഇതുവരെ യുകെയിൽ VAT രജിസ്റ്റർ ചെയ്തിട്ടില്ല, കൂടാതെ നിങ്ങളുടെ VAT ശേഖരിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്താൻ ശ്രമിക്കുന്നു, അതിനാൽ നിങ്ങൾ നൽകുന്ന ഒരു ഓർഡറിനൊപ്പം നിങ്ങൾക്ക് ഒരു VAT ബില്ലും ലഭിക്കില്ല. നിലവിൽ ഞങ്ങളുടെ സാധനങ്ങൾ DDU അല്ലെങ്കിൽ ഡെലിവറി ഡ്യൂട്ടി അടയ്ക്കാതെ അയയ്‌ക്കുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഞങ്ങൾ ഉപദേശിക്കുന്നു. ഇത് നിങ്ങളെ ഏതെങ്കിലും വാറ്റ് അല്ലെങ്കിൽ ഇറക്കുമതി തീരുവകൾക്ക് ഉപഭോക്താവിനെ ബാധ്യസ്ഥനാക്കും ഉടൻ" ഒരു പരിഹാരം ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകിയിരിക്കുന്നു നിങ്ങൾ അഭിമുഖീകരിക്കാനിടയുള്ള സാധ്യതയുള്ള VAT നിരക്കുകളെക്കുറിച്ച് നിങ്ങളോട് തുറന്നതും സത്യസന്ധവുമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉൽപ്പന്ന ആശയങ്ങൾ: ആസ്പയർ വേപ്പ് കാലുകൾ വലിയ പൈപ്പായതിനാൽ ഗാർഹിക ഉപയോഗത്തിന് മികച്ചതാണ്. എണ്ണയിൽ നിന്ന് ധാരാളം പുക മേഘങ്ങൾ സൃഷ്ടിക്കുമ്പോൾ അതേ സമയം എണ്ണ കത്തുന്നത് തടയുന്ന ഒരു ഇരട്ട പുൾ ഉണ്ട്. വീട്ടിൽ ഉണങ്ങിയ പൈപ്പായി ഉപയോഗിക്കാൻ ഈ കിറ്റ് പീസ് ഞാൻ വളരെ ശുപാർശ ചെയ്യുന്നു. മികച്ച സേവനവും അതിശയകരമായ ഉൽപ്പന്നവും വീണ്ടും ഈ വാങ്ങൽ എനിക്ക് പ്രിയപ്പെട്ടതാകണം, വിലകുറഞ്ഞതും വിലകുറഞ്ഞതുമാണ്, ഗ്ലാസ്സ് നിശ്ചലമായിരുന്ന മറ്റൊരു സമയത്തെ ഈ ഗ്ലാസ് മാത്രമല്ല, സൂപ്പർ കൂടാതെ എന്റെ ഒന്നിലധികം വൃത്തികെട്ട പിടിയിലൂടെ പോലും ഈ ഗ്ലാസ് പൊട്ടിയിട്ടില്ല, പകരം പൊടി ശേഖരിക്കില്ല. എനിക്ക് ലഭിക്കുന്ന പൈപ്പുകൾ ഉപയോഗിച്ച് സാധാരണ ഗ്ലാസ് പൊട്ടിത്തെറികൾ ഞാൻ സഹിക്കുന്നു ഈ ഹൈ സ്ട്രീറ്റ് ഗ്ലാസ് വിതരണക്കാരോ വിതരണക്കാരോ ആകാൻ താൽപ്പര്യപ്പെടുന്നു (നിങ്ങൾ തീർച്ചയായും അവരുടെ അപമാനകരമായ വില ടാഗുകൾക്കായി അവർക്ക് ഒരു റൺ നൽകും) ഞാൻ അനുഭവിച്ച, കുറ്റമറ്റ, കാര്യക്ഷമമായ, സൗഹൃദവും വളരെ പെട്ടെന്നുള്ള സേവനവും , ലീ റോമൻ നന്നായി ചെയ്തു, നിങ്ങൾ തീർച്ചയായും എന്റെ പ്രതീക്ഷകളെ മറികടന്നു, മറ്റ് പലതിലും എനിക്ക് ഉറപ്പുണ്ട്. ശരി, ഞാൻ ഈ പൈപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് പൂർത്തിയാക്കി, ആവേശം എന്നിൽ മെച്ചപ്പെട്ടുവെന്ന് ഞാൻ essഹിക്കുന്നു: ബ്ലഷ് ok_hand: നിങ്ങളുമായുള്ള എന്റെ അടുത്ത വാങ്ങലിനായി ഞാൻ കാത്തിരിക്കുകയാണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന ചില പുതിയ 17 സെന്റിമീറ്റർ പൈപ്പുകൾ ഇന്ന് ഞങ്ങളുടെ പക്കലുണ്ട്. ഹായ് കോം, നിങ്ങളുടെ അവലോകനത്തിന് നന്ദി, അത്തരത്തിലുള്ളവ എളുപ്പത്തിൽ വിതരണം ചെയ്യാത്തതിനാൽ അവ നൽകാൻ മാത്രമേ ഞങ്ങൾ ശ്രമിക്കൂ. 8 ഇഞ്ച് ബൗളുള്ള ഒരു സോളിഡ് 2 ഇഞ്ചാണ് പുതിയ സ്റ്റോക്ക്, നിങ്ങൾക്ക് ഇത് നിലവിൽ ഹോംപേജിൽ കാണാം. കൂടുതൽ ഓർഡറിൽ അവർ വേഗത്തിൽ വിൽക്കുന്നു പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. Janmabhumi| എല്‍ടിടിഇയുമായി ചേര്‍ന്ന് ലഹരിമരുന്ന് കടത്ത്; പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ എല്‍ടിടിഇയുമായി ചേര്‍ന്ന് ലഹരിമരുന്ന് കടത്ത്; പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ എല്‍ടിടിഇ‍യുമായി ചേര്‍ന്ന് ലഹരിമരുന്ന് കടത്ത്; പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്‍ പുറപ്പെടുവിക്കാന്‍ എന്‍ഐഎ എല്‍ടിടിയുമായി ചേര്‍ന്ന് ലഹരിമരുന്ന കടത്ത് നടത്തുന്ന പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് എന്‍ ഐഎ. കൊച്ചി: എല്‍ടിടിയുമായി ചേര്‍ന്ന് ലഹരിമരുന്ന കടത്ത് നടത്തുന്ന പാക് സംഘത്തലവന്‍ ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്‍റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് എന്‍ ഐഎ. വിഴിഞ്ഞം കടല്‍ വഴിയുള്ള ലഹരിമരുന്ന് കടത്ത് പിടികൂടിയ ശേഷമാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. എല്‍ടിടിയുമായി കൈകോര്‍ത്താണ് ഈ സംഘം ദുബായ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തിന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിടികൂടുന്ന ലഹരിമരുന്ന നിറച്ച മീന്‍പിടുത്ത ബോട്ടിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എല്ലാ കടത്തുകള്‍ക്ക് പിന്നിലും ഹാജി സലിം എന്ന ഡോണിന്‍റെ അദൃശ്യസാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. വിഴിഞ്ഞത്ത് 2021 മാര്‍ച്ച്-ഏപ്രിലില്‍ പിടികൂടിയ മൂന്ന് മത്സ്യബന്ധനബോട്ടുകളിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നിലും ഹാജി സലിമിന്‍റെ കരങ്ങളുണ്ടെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മനസ്സിലാക്കി. ഇതോടെയാണ് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയത്. മിക്ക കടല്‍വഴിയുള്ള ലഹരിക്കടത്തിന്‍റെ ഗൂഢാലോചനകളുടെയെല്ലാം തലപ്പത്ത് പ്രവര്‍ത്തിക്കുന്നത് ഹാജി സലിമാണത്രെ. ഹാജി സലിം ഗൂഡാലോചനകള്‍ക്കായി പതിവായി ദുബായില്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ കരുക്കള്‍ നീക്കുന്നത്. 2021ല്‍ ഇന്ത്യന്‍ മഹാസുദ്രം വഴി വന്‍തോതില്‍ ലഹരിക്കടത്ത് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്‍ടിടിഇയിലെ ചില മുന്‍ നേതാക്കളാണ് ഇതിന് പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സഹായത്തിന് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരുമുണ്ട്. മീന്‍ പിടുത്ത ബോട്ടുകള്‍ വഴി ഹെറോയിന്‍ കടത്തുന്നതില്‍ മിടുക്കനാണ് ഹാജി സലിം. ഇതിനായി സുരക്ഷിതമായ സമുദ്രപാതകള്‍ തന്നെ ഹാജി സലിമിന്‍റെ നേത‍ത്വത്തിലുള്ള സംഘം സൃഷ്ടിച്ചിട്ടുണ്ടത്രെ. ലഹരിമരുന്ന് കടത്തിലെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ബന്ധങ്ങള്‍ എന്‍ ഐഎയ്ക്ക് വ്യക്തമായിക്കഴിഞ്ഞു. പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ശ്രീലങ്ക, മാലിദ്വീപ്, ആസ്‌ത്രേല്യ, ഇന്ത്യ എന്നിങ്ങനെ പരന്നുകിടക്കുന്നു ലഹരിമരുന്ന് കടത്തിന്‍റെ വലക്കണ്ണികള്‍. എന്തായാലും ഹാജി സലിമിനെ പിടികൂടിക്കഴിഞ്ഞാല്‍ കൂറെക്കൂടി വിപുലമായ കണ്ണികളെ പിടികൂടാനായേക്കുമെന്നാണ് എന്‍ ഐഎ വിശ്വസിക്കുന്നത് ശ്രീലങ്കയില്‍ പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുന്ന എല്‍ടിടിഇ അതിനുള്ള പണം സ്വരൂപിക്കാനാണ് ലഹരിക്കടത്തില്‍ പങ്കാളികളാവുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഹാജി സലിമിന്‍റെ ശൃംഖലകളുമായി ആയുധവും ലഹരിമരുന്നും ഇറക്കാന്‍ എല്‍ടിടിഇ ശ്രമിച്ചുവരുന്നു. വിഴിഞ്ഞത്ത് 2021 ഏപ്രിലില്‍ പിടികൂടിയ 300 കിലോ ഹെറോയ്‌നും അഞ്ച് എകെ 47 തോക്കുകളും 1000 റൗണ്ട് തിരകളും കടത്തിയതില്‍ എല്‍ടിടിഇക്കാര്‍ പങ്കാളികളായിരുന്നു. ഇതിന് പിന്നില്‍ ഹാജി സലിമാണ്. ഈ കടത്തുമായി ബന്ധപ്പെട്ട് ദീപ രാജന്‍ രംഗന്‍, അഞ്ജു എന്നീ എല്‍ടിടിഇ പ്രവര്‍ത്തകരെ തിരഞ്ഞുവരികയാണ്.ശ്രീലങ്കയുമായി ഒപ്പു വെച്ച കരാര്‍ പ്രകാരം ഈ പ്രതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഈ കേസിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഹാജി സലിമിനെ പിടികൂടാന്‍ ഉടനെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ എന്‍ ഐഎ ഇന്‍റര്‍പോള്‍ സഹായം തേടുന്നത്. ഇതിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നും അറസ്റ്റിലായി എല്‍ടിടിഇ ബന്ധമുള്ള സുരേഷ് രാജിനെ എന്‍ ഐഎ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും സപ്തംബറില്‍ പിടികൂടിയ 20,000 കോടി രൂപയുടെ മയക്കമരുന്ന് കടത്തും വിഴിഞ്ഞം കടത്തും തമ്മിലുള്ള ബന്ധവും എന്‍ ഐഎ കണ്ടെത്തിക്കഴിഞ്ഞു. മുന്ദ്രയില്‍ പിടികൂടിയ മയക്കമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്‍ വഴിയാണ് എത്തിയത്. തമിഴ്‌നാട്ടിലെ ദമ്പതികള്‍ മുഖത്തിടാനുള്ള ടാല്‍കം പൗഡര്‍ എന്ന് പറഞ്ഞാണ് കണ്ടെയ്‌നര്‍ ഇറക്കിയിരുന്നത്. ഈ ദമ്പതികള്‍ക്കും എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കരുതുന്നു. മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു 2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍ ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍ ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍ ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. ഒമിക്രോണ്‍ വകഭേദം: കൊവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി വേണം; ഡിസിജിഐയെ സമീപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കരിമണല്‍ സമരസമിതി നേതാക്കളെ മര്‍ദ്ദിച്ചെന്ന പരാതി; അമ്പലപ്പുഴ പോലീസിന് പോലീസ് കംപ്‌ളെയിന്റ് അതോറിറ്റിയുടെ നോട്ടീസ് ഇന്‍റര്‍പോളിലും പിടിമുറുക്കി ചൈന; വിദേശത്തുള്ള ഉയ്ഗുര്‍ മുസ്ലിങ്ങളേയും വിമതരെയും ചൈന എളുപ്പത്തില്‍ വേട്ടയാടിപ്പിടിക്കുമെന്ന് ആശങ്ക വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, മയക്കുമരുന്ന് കേസില്‍ കുടുക്കി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ വീണ്ടും ആരോപണം കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: ആറളം സ്വദേശിയിൽ നിന്നും പിടിച്ചെടുത്തത് അരക്കോടിയിലധികം രൂപയുടെ സ്വര്‍ണം 'സൂര്യയെ റോഡില്‍ ഇറക്കില്ല; ചവിട്ടി വീഴ്ത്തുന്നവര്‍ക്ക് ഒരു ലക്ഷം; അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം വെല്ലുവിളിച്ച് വണ്ണിയാര്‍ സമുദായ സംഘടന 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന അല്‍ ദഫ്ര എയര്‍ബേസിനു സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍; കനത്ത ജാഗ്രത താലിബാന്‍ നേതൃത്വം അറിഞ്ഞില്ല; വിമാനത്താവളത്തിലെത്താന്‍ 14 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, കാബൂളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് അതീവ രഹസ്യമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, എകെ 47 തോക്ക്; കലാപത്തിനിറങ്ങിയാല്‍ നെഞ്ചത്ത് വെടിയുണ്ട കയറും; ബെംഗളൂരുവില്‍ 'ഗരുഡ' ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ ബദരീനാഥ് ക്ഷേത്രം തുറന്നു; കേരളത്തിലെ മുഖ്യ പൂജാരിയെ ക്ഷേത്രത്തില്‍ എത്തിച്ചത് കര്‍ണാടകയും യുപിയും; ആദ്യ പൂജ മോദിക്കായി വിദേശത്തേയ്ക്ക് മടങ്ങിപ്പോകേണ്ടവര്‍ക്ക് അവസരം; എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരിക്കും നടപടികള്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം ബിജെപിക്കാരോ, പാര്‍ട്ടിയുമായി ബന്ധമുള്ളവരും മരിക്കുന്നില്ല; കൊറോണ ബാധിച്ച് അമിത് ഷാ മരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം; ഒവൈസിക്ക് വേണേല്‍ ഭീകരരുടെ ഒഴിവുള്ള പാക്കിസ്ഥാനില്‍ പോകാം; വിമര്‍ശനവുമായി റിസ്വി '370 തിരിച്ച് പിടിക്കും വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയവര്‍ വിഘടനവാദത്തിന് തുടക്കമിട്ടു; പോരടിച്ചിരുന്ന ഇസ്ലാമിസ്റ്റുകള്‍ സഖ്യം പ്രഖ്യാപിച്ചു കൊറോണയെ പ്രതിരോധിച്ചത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം, രാഹുല്‍ പറഞ്ഞിട്ടല്ല; ക്രെഡിറ്റ് തട്ടിയെടുക്കാനെത്തിയ സോണിയയ്ക്ക് ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം പകരം വെയ്ക്കാനില്ലാത്ത മനുഷ്യത്വം; 52,570 കോടി ജനങ്ങള്‍ക്കായി ദാനം നല്‍കി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി കൊറോണയില്‍ കേരളത്തിന് പ്രത്യേക നിയമമില്ല; വ്യാപനം തടയാന്‍ ഏഴു ജില്ലകള്‍ അടച്ചിടണം; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ തകിടം മറിച്ച് തബ്‌ലീഗ്; മൂന്നു മിനിറ്റ് ഇടവേളയില്‍ സ്ഥിതിവിവരം അറിയിക്കണം; പത്തു മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിന് മോദി 'കൊറോണയെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്; ഇതു തങ്ങളുടെ രാജ്യത്തിന് അപമാനം പ്രചരണത്തെ ഇന്ത്യ എതിര്‍ക്കണം അപേക്ഷിച്ച് ചൈന 'നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണം; കെട്ടിട, ഭൂനികുതികള്‍ അടയ്ക്കാറില്ല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കുമെന്ന് ദേശീയ മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയ Leelamony V K ശ്രീമദ് ഭഗവദ്ഗീതാശ്രീലകം പുസ്തകപരിചയം ലീലാമണി വി. കെ ശ്രീമദ് ഭഗവദ്ഗീതാശ്രീലകം താമരശ്ശേരിയിൽ സുകുമാരൻനായരുടെയും Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക ❝ ബ്രസീൽ പരാജയപെട്ടതിൽ സങ്കടമുണ്ട്, പക്ഷെ മെസ്സി കിരീടം നേടിയതിൽ സന്തോഷം❞ കോപ്പ അമേരിക്ക വിജയത്തിൽ റൊണാൾഡീഞ്ഞോ Goal Malayalam Sports ❝ ബ്രസീൽ പരാജയപെട്ടതിൽ സങ്കടമുണ്ട്, പക്ഷെ മെസ്സി കിരീടം നേടിയതിൽ സന്തോഷം❞ കോപ്പ അമേരിക്ക വിജയത്തിൽ റൊണാൾഡീഞ്ഞോ Goal Malayalam Sports ❝ ബ്രസീൽ പരാജയപെട്ടതിൽ സങ്കടമുണ്ട്, പക്ഷെ മെസ്സി കിരീടം നേടിയതിൽ സന്തോഷം❞ കോപ്പ അമേരിക്ക വിജയത്തിൽ റൊണാൾഡീഞ്ഞോ ❝ ബ്രസീൽ പരാജയപെട്ടതിൽ സങ്കടമുണ്ട്, പക്ഷെ മെസ്സി കിരീടം നേടിയതിൽ സന്തോഷം❞ കോപ്പ അമേരിക്ക വിജയത്തിൽ റൊണാൾഡീഞ്ഞോ ഇന്ന് ടെൽ അവീവിൽ നടക്കുന്ന ബാഴ്സലോണ റയൽ മാഡ്രിഡ് ഇതിഹാസ താരങ്ങളുടെ എൽ ക്ലാസിക്കോ പോരാട്ടത്തിന് മുന്നോടിയായി മെസ്സിയുടെ കോപ്പ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബ്രസീലിയൻ ബാഴ്സലോണ ഇതിഹാസം റൊണാൾഡീഞ്ഞോ. കോപ്പ അമേരിക്ക ഫൈനലിൽ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ ആദ്യ അന്താരഷ്ട്ര കിരീട നേട്ടം എന്ന രീതിയിലാണ് ചാമ്പ്യൻഷിപ്പ് കൂടുതൽ ശ്രദ്ദിക്കപ്പെട്ടത്. 1993 നു ആദ്യമായാണ് അർജന്റീന ഒരു കിരീടം നേടുന്നത്. പി‌എസ്‌ജി താരം എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ വിജയം. ‘ഒരു ബ്രസീലിയൻ എന്ന നിലയിൽ, എന്നാൽ മെസ്സിയുമായി അടുപ്പമുള്ള ഒരാൾ, സ്വന്തം മണ്ണിൽ മറാക്കാനയിൽ കോപ്പ അമേരിക്ക മെസ്സി നേടിയത് എങ്ങനെ കാണപ്പെട്ടു?’ എന്ന ചോദ്യത്തിന് ” കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ പരാജയപെട്ടതിൽ ദുഖിതനാണെന്നും എന്നാൽ അര്ജന്റീനയോടോപ്പം അന്താരാഷ്ട്ര തലത്തിൽ തന്റെ ആദ്യ കിരീടം മെസ്സി നേടിയതിൽ സന്തോഷമുണ്ടെന്നാണ്” ഇതിഹാസം മറുപടി പറഞ്ഞത്. ‘ബ്രസീലിന് ശക്തമായ ഒരു ടീം ഉണ്ട് ,ഓരോ തവണയും അവർ ഒരു ലോകകപ്പിൽ എത്തുമ്പോൾ അതിന്റെ അർത്ഥം അവർക്കറിയാം. ഒടുവിൽ അത് വീണ്ടും വിജയിക്കുന്നതിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ” ബ്രസീലിന്റെ ലോകകപ്പ് സാധ്യതകളെ കുറിച്ച് റൊണാൾഡീഞ്ഞോ അഭിപ്രായപ്പെട്ടു. “രണ്ടാം ലിബർട്ടഡോർസ് വിജയത്തോടെ ദക്ഷിണ അമേരിക്കൻ… ടോട്ടൻഹാം പരിശീലകനായി ആദ്യ ജയം നേടി കൊണ്ടേ ത്രില്ലർ… മെസ്സിയുടെ വളർച്ചയിൽ റൊണാൾഡീഞ്ഞോ വലിയ പങ്കു വഹിച്ചിട്ടുണ്ട്. റൊണാൾഡീഞ്ഞോയുടെ കീഴിലാണ് മെസ്സി ബാഴ്സയിൽ കളിച്ചു തുടങ്ങിയത് ബാഴ്‌സയിലെ ഇന്ന് കാണുന്ന വലിയ മാറ്റത്തിന് ഉത്തരവാദിയാണ് ബ്രസീലിയൻ ഇതിഹാസമെന്നും മെസ്സി മുൻപ് അഭിപ്രായപ്പെട്ടു. റൊണാൾഡിനോ മോശം സമയത്താണ് ബാഴ്സയിൽ വന്നതെന്നും റൊണാൾഡീഞ്ഞോയുടെ വരവോടെ ഉണ്ടായ മാറ്റം അതിശയകരമാണെന്നും ബാഴ്‌സലോണ സൂപ്പർ സ്റ്റാർ പറഞ്ഞിരുന്നു .ആദ്യ വർഷത്തിൽ, കിരീടങ്ങൾ ഒന്നും നേടിയില്ല, പക്ഷേഎല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു പിന്നെ ട്രോഫികൾ വന്നുതുടങ്ങി, പിന്നീട ബാഴ്സ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായി റൊണാൾഡീഞ്ഞോ മാറി. 2002 ൽ ബ്രസീലിനൊപ്പം വേൾഡ് കപ്പ് നേടിയതിനു ശേഷം 2003 ൽ പിഎസ്ജി യിൽ നിന്നാണ് റൊണാൾഡീഞ്ഞോ ബാഴ്സലോണയിലെത്തുന്നത്. 2008 വരെ നൗ ക്യാമ്പിൽ തുടർന്ന റൊണാൾഡീഞ്ഞോ 207 മത്സരങ്ങളിൽ നിന്നും 94 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടു ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റൊണാൾഡീഞ്ഞോ 2005 ലെ ബാലൺ ഡി ഓർ നേടി. 1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍ 2. മറ്റുള്ളവര്‍ ടാഗ്ഗ് ചെയ്യുന്നതും ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും നിയന്ത്രിക്കാന്‍ 3. അപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ . അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് . ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്‍കുന്നു മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി ഫ്രീ ആയി വീഡിയോ വോയിസ്‌ കാള്‍ ചെയ്യാന്‍ സാധിക്കും . ലോകമെമ്പാടുമുള്ള സ്കൈപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ കാണാനും ലൈക്കും കമ്മേന്‍റും ചെയ്യാനും കഴിയുന്ന രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍ ഗ്രൂപുകളും കോണ്ടാക്ടുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യാം നിലവില്‍ ഉള്ള ഗ്രൂപുകളും കോണ്ടാക്ടുകളും നഷ്ടപ്പെടാതെ വാട്സ് ആപ്പ് ഉപയോഗിക്കുന്ന നമ്പര്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള വഴിയാണ് താഴെ കാണുന്നത് ഇതൊരു പുതിയ അറിവല്ല എങ്കിലും പലര്‍ക്കും ഉപയോഗപ്പെടും എന്നുള്ളത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്യുന്നത് സ്ക്രീന്‍ ഷോട്ട് താഴെ . പഴയ നമ്പര്‍ അടിക്കുമ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ച രാജ്യത്തെ കോഡ് സെലക്ട്‌ ചെയ്തു അടിക്കണം പുതിയ നമ്പര്‍ അടിച്ച് DONE എന്നത്തില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ ആ നമ്പറിലേക്ക് മെസ്സേജില്‍ ഒരു കോഡ് കിട്ടും ആ കോഡ്‌ അടിച്ചാല്‍ പുതിയ നമ്പരില്‍ വാട്സ് ആപ്പ് റെഡിയാവും . ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ നിമിഷനേരം കൊണ്ട് അയക്കാം ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ വളരെ എളുപ്പത്തില്‍ അയക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് വയര്‍ലെസ്സ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട് തന്നെ വലിയ ഫയലുകള്‍ പോലും നിമിഷനേരം കൊണ്ട് നമുക്ക് അയക്കാന്‍ കഴിയും . ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക . ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍ Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക . ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ആക്കുക അപ്പോള്‍ വരുന്നതില്‍ ഫോട്ടോയും വേണമെങ്കില്‍ മാത്രം പേരും ചേര്‍ക്കാം എന്നിട്ട് സേവ് ചെയ്യുക . ഇനി ഫയലുകളോ വീഡിയോകളോ അയക്കാന്‍ വേണ്ടി ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുമായി കണക്റ്റ് ചെയ്യണം അതിനായി Connect with friends എന്നതില്‍ ക്ലിക്ക് ചെയ്യുക ശേഷം ഒരു ഫോണില്‍ Create a group എന്നതില്‍ ക്ലിക്ക് ചെയ്യുക രണ്ടാമത്തെ ഫോണില്‍ Scan to join എന്നതിലും ക്ലിക്ക് ചെയ്യുക . ഇനി ബാക്കി ഒക്കെ താഴെ ഫോട്ടോയില്‍ കാണുന്ന പോലെ ചെയ്‌താല്‍ മതി . കണക്ട് ആയാല്‍ ഇങ്ങനെ കാണാം . ആവശ്യമുള്ള ഫയലുകള്‍ സെലെക്റ്റ് ചെയ്യുക ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ്ലിക്കേഷനുകളും ഗെയിമുകളും മറ്റൊരു ഫോണിലേക്ക് അയക്കാന്‍ കഴിയും ഫയലുകള്‍ സെലെക്റ്റ് ചെയ്തിട്ട് അയക്കാന്‍ വേണ്ടി ഫോണ്‍ ഒന്ന് കുലുക്കിയാല്‍ മാത്രം മതി . അയച്ചതും സ്വീകരിച്ചതും ആയ ഫയലുകള്‍ വലതു വശത്ത് താഴെയുള്ള HISTORY എന്നതില്‍ പരിശോധിച്ചാല്‍ കാണാം . ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍ ചിലര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത് . 2. ഗൂഗിള്‍ ക്രോമിലേക്കും ഫയര്‍ ഫോക്സിലേക്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഫയര്‍ ഫോക്സിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് ആസ് എന്ന ബട്ടണ്‍ കാണും അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും . 3. ഗൂഗിള്‍ ക്രോമിലേക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷന്‍ ആണിത് ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം . വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് എന്ന ബട്ടണ്‍ കാണും അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും . 4. ഗൂഗിള്‍ ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോക്ക് താഴെ ഡൌണ്‍ലോഡ് എന്ന ബട്ടണും ഫയല്‍ സൈസും ഉണ്ട് ഇഷ്ടമുള്ളത് സെലെക്റ്റ് ചെയ്‌താല്‍ ഡൌണ്‍ലോഡ് ആവും . ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാം പല ആളുകളും പാസ്സ്‌വേര്‍ഡ്‌ മറന്നു പോയി ഇനി അത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു എന്നെ സമീപിക്കാറുണ്ട് അവര്‍ക്ക് വേണ്ടി ഇതാ ഒരു വഴി ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാനുള്ള വഴിയാണ് ഇത് . ആദ്യമായി ക്രോം ബ്രൌസറില്‍ Settings എടുക്കുക . Manage saved Passwords എന്നതില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സേവ് ചെയ്യപ്പെട്ട അക്കൗണ്ടുകളുംഅവയുടെ യൂസര്‍നെയിമും വരും പാസ്സ്‌വേര്‍ഡ്‌ കാണാന്‍ ആവശ്യമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ കോളത്തിനുള്ളില്‍ Show എന്ന് തെളിഞ്ഞു വരും അതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി ഇന്റര്‍നെറ്റ്‌ ബ്രൌസറില്‍ പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യാം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ പല സൈറ്റുകളിലും പരസ്യം കാണാറുണ്ട് ഫെയ്സ്ബുക്കിലും യൂടൂബില്‍ വരെ ഇപ്പോള്‍ പരസ്യങ്ങള്‍ വിഡിയോ ആയും ടെക്സ്റ്റ്‌ ആയും കാണാറുണ്ട് അത് എങ്ങനെ ഒഴിവാക്കാം എന്നാണു ഈ പോസ്റ്റില്‍ എഴുതുന്നത് ഗൂഗിള്‍ ക്രോം മോസില്ല ഒപേര ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എന്നീ ബ്രൌസറുകളില്‍ ഈ എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യാവുന്നതാണ് . നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യുക . ഒപേരയിലേക്ക് ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ശേഷം വരുന്ന പേജില്‍ Add to opera എന്നതില്‍ ക്ലിക്ക് ചെയ്യുക . പിന്നെ ഇന്‍സ്റ്റാള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ഒപേരയില്‍ ഇന്‍സ്റ്റാള്‍ ആയി ബ്രൌസറിന്റെ വലതു വശത്ത് മുകളില്‍ ഇതിന്റെ ഐക്കണ്‍ കാണാം . ഫയര്‍ ഫോക്സില്‍ ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ശേഷം വരുന്ന വിന്‍ഡോയില്‍ Instal now എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഇന്‍സ്റ്റാള്‍ ആവും . ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് . ആദ്യമായി ടൂബ്മേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക . ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍ Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക . ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക നിങ്ങള്‍ക്ക് ആവശ്യമുള്ള വിഡിയോ സെര്‍ച്ച് ചെയ്തു ഓപ്പണ്‍ ആക്കുക താഴെ ചിത്രത്തില്‍ കാണുന്ന പോലെ പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക . ശേഷം വരുന്നത്തില്‍ ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ക്ക് ആവശ്യമുള്ള സൈസ് നോക്കി അതില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ നിങ്ങളുടെ വിഡിയോ ഡൌണ്‍ലോഡ് ആവാന്‍ തുടങ്ങും Downloads എന്നതില്‍ ഡൌണ്‍ലോഡ് ആയ വീഡിയോ ഉണ്ടാവും ഗാലറിയിലും ഉണ്ടാവും ഫെയ്സ്ബുക്കിലെ അക്സെപ്റ്റ് ചെയ്യാത്ത ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ എങ്ങനെ കണ്ടു പിടിക്കാം ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും കുറെ റിക്കൊസ്റ്റുകള്‍ പെന്റിംഗ് ആയി നില്‍ക്കുമ്പോള്‍ ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത് ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് . എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക . ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക . പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക . ശേഷം നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത് Continue അടിക്കുക . പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം ഓരോ ആളുകളുടെയും പേര് അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്യുക പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ Cancel request അടിക്കാം ഫെയ്സ്ബുക്കിലെ അക്സെപ്റ്റ് ചെയ്യാത്ത ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ എങ്ങനെ കണ്ടു പിടിക്കാം ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ ആൻഡ്രോയിഡ് മൊബൈലിലും കമ്പ്യൂട്ടറിലും ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍ ചിലര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത് 1. നിങ്ങള്‍ക്ക് ഡൌണ്‍ലോഡ അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു മലയാളത്തില്‍ ഇന്റര്‍നെറ്റ്‌ മാഗസിനുകളുടെ വരവ് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു ഈ വര്‍ഷത്തില്‍ നിരവധി ഓണ്‍ലൈന്‍ മാഗസിനുകളാ ഇന്റര്‍നെറ്റ്‌ ബ്രൌസറില്‍ പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യാം ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ പല സൈറ്റുകളിലും പരസ്യം കാണാറുണ്ട് ഫെയ്സ്ബുക്കിലും യൂടൂബില്‍ വരെ ഇപ്പോള്‍ പരസ്യങ്ങള്‍ വിഡിയോ ആ കമ്പ്യൂട്ടറില് മലയാളം എഴുതാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അറിയാത്ത ഒരുപാട് പേര്‍ ഇപ്പോളും ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ നിമിഷനേരം കൊണ്ട് അയക്കാം ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ വളരെ എളുപ്പത്തില്‍ അയക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് വയര്‍ലെസ്സ് വ മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍ മൊബൈലില്‍ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ് എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെ 1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍ ഫെയ്സ്ബുകില്‍ നിന്നും ഇമെയിലിലേക്ക് വരുന്ന നോട്ടിഫികേഷന്‍ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവ ന്യൂഡല്‍ഹി: രാജ്യത്തെ ഐഐടി ഉൾപ്പെടെയുള്ള പ്രധാന എൻജിനീയറിങ് കോളേജുകളിൽ പ്രവേശനം നേടാനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നീട്ടിവെച്ചു. ജെഇഇ മെയ്ന്‍ നാലാം ഘട്ടത്തിന്റെ ഫലം വൈകിയതിനെ തുടര്‍ന്നാണ് ഇന്ന് മുതല്‍ ആരംഭിക്കാനിരുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ നീട്ടിവെച്ചത്. പരീക്ഷ ഒക്ടോബര് 3 ന് നടക്കുമെന്നാണ് നേരത്തെ വന്ന അറിയിപ്പ്. നല്ല ദിനങ്ങൾ എത്തിയെന്ന മുദ്രാവാക്യമുയർത്തുന്ന വീഡിയോ; പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ പ്രത്യേക പ്രചാരണം; കോൺഗ്രസ് മുക്തഭാരത്തിന് സമയമായെന്നുറപ്പിച്ച് ബിജെപി മൃതദേഹം മാറി നൽകി; വീണ്ടും വീഴ്ചപറ്റി അധികൃതർ; ആശുപത്രി വളപ്പിൽ സംഘർഷം തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സഞ്ജുവിന്‍റെ രാജസ്ഥാന് അഗ്നിപരീക്ഷ, ടീമില്‍ അഞ്ച് മാറ്റങ്ങള്‍! എതിരാളികള്‍ ചെന്നൈ; ടോസറിയാം എം എസ് ധോണിയുടെ ചെന്നൈ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണെങ്കില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ അനിവാര്യ ജയം തേടിയാണ് ഇറങ്ങുന്നത് ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജുവിനും സംഘത്തിനും മികച്ച തുടക്കം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ സ്ലോവര്‍ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജിന് പിഴച്ചു. വായുവിലെ കയ്യാങ്കളി, ആരാധകരുടെ കണ്ണുതള്ളിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്- വീഡിയോ രണ്ട് വീതം മിന്നും സ്റ്റംപിംഗുകളും ക്യാച്ചും മലയാളി താരം മത്സരത്തില്‍ നേടി. ഈ ക്യാച്ചുകളിലൊന്ന് വായുവിലെ അത്ഭുതങ്ങളിലൊന്നായിരുന്നു. സഞ്ജുവിന്‍റെ സിക്‌സര്‍‌ പൂരം മിസ്സായോ! വീണ്ടും കാണാന്‍ ആഗ്രഹമുണ്ടോ? കാണാം ആ 9 കൂറ്റനടികള്‍- വീഡിയോ ഇതാ ആ 9 സിക്‌സറുകളും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സഞ്ജുവിന്‍റെ ഹീറോയിസം ആരാധകര്‍ക്ക് വീണ്ടും കാണാം ഷാര്‍ജയില്‍ ബാറ്റിംഗ് വിരുന്നൊരുക്കാന്‍ സഞ്ജു; പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ട്! ഷാര്‍ജ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണ്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സഞ്ജുവിന് നിര്‍ണായകമാണ് ഐപിഎല്ലിലെ പ്രകടനം. കേരളത്തിന്‍റെ രഞ്ജി താരമായ റോബിന്‍ ഉത്തപ്പയും സഞ്ജുവിനൊപ്പം രാജസ്ഥാന്‍ റോയൽസ് ടീമിലുണ്ട്. ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 152 റണ്‍സ് വിജയലക്ഷ്യം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു Arrest മൃഗാശുപത്രിയിലെ ജീവനക്കാരിയെ മർദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പൊക്കി Gulf News കുവൈത്തിലെ റോഡരികില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി Gulf News ദുബൈയില്‍ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് Gulf News പാര്‍ക്കില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് അടിപിടി; പൊലീസ് ആകാശത്തേക്ക് വെടിവെച്ചു ഉരുക്ക് മാത്രമല്ല ചിപ്പും ടാറ്റയ്ക്ക് വഴങ്ങും; വാഹനങ്ങള്‍ക്കായി ചിപ്പ് ഫാക്ടറി തുടങ്ങുന്നു ഇതൊരു വെറൈറ്റി കുശലംപറച്ചില്‍ ത്രിണമൂല്‍ എംപിയെ ചിരിപ്പിച്ച് രാജ്‌നാഥ് സിംഗ് മലയാള ഭാഷയുടെ സമ്പന്നമായ കാലത്തിലൂടെഒരു യാത്ര; എന്റെ മലയാളം © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, ജില്ലകളിലൂടെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട്‌ മലപ്പുറം കോഴിക്കോട്‌ വയനാട്‌ കണ്ണൂര്‍ കാസര്‍കോട്‌ സംസ്ഥാനങ്ങൾ ആസാം പശ്ചിമ ബംഗാൾ തമിഴ്‌നാട്‌ പുതുച്ചേരി സംവരണമണ്ഡലമായ വണ്ടൂരിന് എന്നും വലതുപക്ഷ ചായ്‌വാണ് ഉണ്ടായിരുന്നത്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. എന്നാല്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണില്‍ യുവരക്തത്തെ പോരിനിറക്കി ചരിത്രം തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. 1996-ല്‍ മാത്രമാണ് എല്‍.ഡി.എഫിന് മണ്ഡലത്തില്‍ നിന്ന് വിജയിക്കാനായത്. അന്ന് നാട്ടുകാരന്‍കൂടിയായ എന്‍. കണ്ണനാണ് സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖനായ പന്തളം സുധാകരനെ പരാജയപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയിലൂടെ സംഘടനാരംഗത്ത് സജീവമായ നാട്ടുകാരന്‍ കൂടിയായ എന്‍. നിഷാന്ത് എന്ന കണ്ണനാണ് മണ്ഡലം പിടിക്കാനായി രംഗത്തുള്ളത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷം വികസനത്തില് വണ്ടൂരിന് സുവര്‍ണകാലമായിരുന്നുവെന്ന് യു.ഡി.എഫ്. പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഓടായിക്കല്‍ റഗുലേറ്റര്‍ കംബ്രിഡ്ജ്, വണ്ടൂര്‍ അങ്ങാടിയുടെ മുഖച്ഛായ മാറ്റിയ സൗന്ദര്യവത്കരണം, സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആസ്പത്രിയാക്കി ഉയര്‍ത്തിയത്, തുടങ്ങി എണ്ണിയെണ്ണിപ്പറയാന്‍ വികസനങ്ങള്‍ ഏറെയാണ്. എന്നാല്‍ അവകാശവാദങ്ങള്‍ക്കപ്പുറം മണ്ഡലത്തില്‍ ഒരു വികസനവും നടന്നിട്ടില്ലെന്ന് ഇടതുപക്ഷം പറയുന്നു. താലൂക്ക് ആസ്പത്രിയാക്കി ഉയര്‍ത്തിയെന്നതിനപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സേവനംപോലും ലഭിക്കാതെ രോഗികള്‍ ദുരിതമനുഭവിക്കുകയാണ്. കോടികള്‍ മുടക്കി പദ്ധതികള്‍ പലതും നടത്തുന്നുണ്ടെങ്കിലും ദീര്‍ഘവീക്ഷണമോ, കാഴ്ചപ്പോടോ ഇല്ലാത്തതുമൂലം ഉപകാരപ്പെടുന്നില്ല. മുന്നണി സംവിധാനത്തിന്റെ ശക്തി-ദൗര്‍ബല്യങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാണ്. കോണ്‍ഗ്രസ്-ലീഗ് തര്‍ക്കപരിഹാരത്തിന് ഇരുവിഭാഗത്തിന്റെയും നേതൃത്വം തീവ്രശ്രമം നടത്തുന്നു. ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നത് അണികളില്‍ ആശ്വാസം പകരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ തുവ്വൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ നേതൃപരമായ പങ്കുവഹിച്ച നിഷാന്തിനെ അപ്രതീക്ഷതമായാണ് സ്ഥാനാര്‍ത്ഥിത്വം തേടിയെത്തിയത്. മുപ്പത്തിയെട്ടുകാരനായ നിഷാന്ത് അനില്‍കുമാറിന്റെ ബന്ധുകൂടിയാണ്. എന്‍.ഡി.എയും കരുത്ത് തെളിയിക്കാന്‍ രംഗത്തുണ്ട്. നാട്ടുകാരിയായ സുനിതാമോഹന്‍ദാസാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. ക്ഷേത്രസംരക്ഷണ സമിതി താലൂക്ക് ഭാരവാഹിയെന്ന നിലയില്‍ മണ്ഡലത്തില്‍ മികച്ച സ്വാധീനം സുനിതയ്ക്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിനുമുകളില്‍ ഒറ്റയ്ക്കുനേടി ബി.ജെ.പി. മണ്ഡലത്തില്‍ കരുത്തറിയിച്ചിരുന്നു. എസ്.ഡി.പി.ഐയ്ക്കുവേണ്ടി കൃഷ്ണന്‍ എരഞ്ഞിക്കല്‍ തന്നെയാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി ജില്ലാ സെക്രട്ടറി കൃഷ്ണന്‍ കുനിയിലും പി.ഡി.പിയുടെ വേലായുധന്‍ വെന്നിയൂരുമെല്ലാം പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ മൂന്നുതവണയായി നടപ്പാക്കിയ വികസനപ്രവൃത്തികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കും, റഗുലേറ്റര്‍ കംബ്രിഡ്ജ്‌ന്റെ മാതൃകയില്‍ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലും പദ്ധതികള്‍ കൊണ്ടുവരും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ചാലിയാറിലും കൈപ്പുഴകളിലും ചെറിയ തടയണകള്‍ പരമാവധി നിര്‍മിക്കും. അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിര്‍മാണം വേഗം പൂര്‍ത്തീകരിക്കും. ഭവനരഹിതരില്ലാത്ത മണ്ഡലമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ തുടരും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഭവനരഹിതരായ ആയിരക്കണക്കിന് ആദിവാസികളുള്ള മണ്ഡലത്തില്‍ അവര്‍ക്ക് വീട് ലഭ്യമാക്കുന്നതിനാണ് മുഖ്യപരിഗണന. രൂക്ഷമായ കുടിവെള്ള പ്രശ്‌നമുള്ള മേഖലകളില്‍ തടയണയുള്‍പ്പെടെയുള്ളവ അതിവേഗം പൂര്‍ത്തിയാക്കും. ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ നടപ്പാക്കിയതുമൂലം പാതിവഴിയില്‍ നില്‍ക്കുന്ന വണ്ടൂര്‍ അങ്ങാടി സൗന്ദര്യവത്കരണ പ്രവൃത്തിയടക്കമുള്ളവ പൊതുജനാഭിപ്രായം മാനിച്ച് പൂര്‍ത്തിയാക്കും. രൂക്ഷമായ ഗതാഗത കുരുക്കിനു കാരണമാവുന്ന വാണിയമ്പലം റെയില്‍വേ ലെവല്‍ക്രോസില്‍ മേല്‍പ്പാലം കൊണ്ടുവരാന്‍ ശ്രമം നടത്തും. കോളനികളില്‍ അടിസ്ഥാനവികസനം വേഗത്തില്‍ നടപ്പിലാക്കും. വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു പ്രഥമപരിഗണന നല്‍കും. കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കും. പ്രധാന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്താന്‍ നടപടി കൈക്കൊള്ളും. വണ്ടൂര്‍ താലൂക്ക് ആസ്പത്രിയില്‍ കിടത്തിച്ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവരൊക്കെ പാര്‍ട്ടിയുടെ ആനുകൂല്യം പറ്റിയവര്‍- എം.എം. ഹസന്‍ മത്സരിക്കാനില്ല, അസൗകര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട് എപി അനില്‍കുമാര്‍ നിക്കണോ, പോണോ? ഈ സിഗ്നല്‍ പ്രകാരം എന്തുമാകാം കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയവരൊക്കെ പാര്‍ട്ടിയുടെ ആനുകൂല്യം പറ്റിയവര്‍- എം.എം. ഹസന്‍ മത്സരിക്കാനില്ല, അസൗകര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട് എപി അനില്‍കുമാര്‍ നിക്കണോ, പോണോ? ഈ സിഗ്നല്‍ പ്രകാരം എന്തുമാകാം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി കൊച്ചി: ഇന്ത്യയിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗസില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല. പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗുരുതരമാക്കുമെന്നും കാര്‍ഷികമേഖലയെ തകര്‍ക്കുമെന്നും കര്‍ഷകരുടെ ആശങ്ക തള്ളി കളയാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങളും താങ്ങുവിലയും നിലവിലുള്ള വിപണികള്‍ക്ക് (APMC) ദൈവദാസന്‍ ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന്‍ പ്രഖ്യാപിച്ച് കൊല്ലം രൂപത. കൊല്ലം: ദൈവദാസന്‍ ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന്‍ പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ ഏറ്റെടുത്തു. ക്രൈസ്തവ ദര്‍ശനങ്ങളിലും ആദ്ധ്യാത്മികതയിലും അടിസ്ഥാനപ്പെടുത്തി കൊല്ലം രൂപയെ പടുത്തുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ മെത്രാനായിരുന്നു ജെറോം പിതാവ്. കൊല്ലം മേഖലയിലെ സാമൂഹികസാംസ്‌കാരിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ജെറോം പിതാവ് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു. വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 15 ദിവസം കൂടി അനുവദിച്ചു. തിരുവനന്തപുരം: 2021 മെയ് മാസം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയതി ജനുവരി 15 ാം തിയതിയായി ഉയര്‍ത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോണ്‍ നമ്പര്‍, വീട്ടു നമ്പര്‍, വീട്ടിലെ ആരുടെയെങ്കിലും ഐഡി കാര്‍ഡ്, ബൂത്ത് നമ്പര്‍, ഫോട്ടോ എന്നിവയാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യമായത്.ഐഡി കാര്‍ഡ് ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറിയും, വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെയാണെന്നറിയാമെങ്കില്‍ അവര്‍ അത് പുറത്ത് പറയാന്‍ കോവിഡിനെ ഭയക്കുന്നതെന്തിന് കേരളത്തില്‍ പെണ്‍കുട്ടികളെ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍ നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ഒന്നാം ഞായർ വിചിന്തനം മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍ കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി – News18 Malayalam പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി വാഹന പരിശോധന നടത്തിയിരുന്ന മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് കുട്ടി ഡ്രൈവറെ പിടികൂടിയത്. ഇടുക്കി: പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. തൊടുപുഴ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിന് 25,000 രൂപ പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം തടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2021 മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴയില്‍ വാഹന പരിശോധന നടത്തിയിരുന്ന മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആണ് കുട്ടി ഡ്രൈവറെ പിടികൂടിയത്. ലൈസന്‍സ് ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടി ഡ്രൈവര്‍മാരെയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരെയും കുട്ടി ഡ്രൈവര്‍മാരെയും പിടികൂടാന്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി എ നസീര്‍ പറഞ്ഞു. കൂടാതെ നിയമാനുസൃതമായി രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെ അപകടകരമായ ഡ്രൈവിങ് നടത്തുന്നവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കടുത്ത നടപടികളുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. Also Read-OnePlus Nord 2 പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പൊള്ളല്‍ മാരക മയക്കുമരുന്നായ MDMA വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പിടിയില്‍; പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിക്കും സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട എംഡിഎംഎ(MDMA) വില്‍ക്കുന്നതിനിടെ ഏഴു യുവാക്കള്‍ പൊലീസ് പിടിയില്‍(Arrest പൊലീസും നര്‍ക്കോട്ടിക് സെല്ലും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഹരിപ്പാട് മുതുകുളം അപ്‌സരസില്‍ പ്രണവ്(24 കൃഷ്ണപുരം തേജസില്‍ സജിന്‍(25 ചേപ്പാട് തട്ടശ്ശേരില്‍ ശ്രാവണ്‍(23 മുതുകുളം ഓയു നിവാസ് അക്ഷയ(24 ആറാട്ടുപുഴ ഉച്ചരിചിറയില്‍ സച്ചിന്‍(23 പള്ളിപ്പാട് മംഗലപ്പിള്ളിയില്‍ അര്‍ജുന്‍(23 മുതുകുളം പുത്തന്‍മഠത്തില്‍ രഘുരാമന്‍(24) എന്നിവരാണ് അറസ്റ്റിലായത്. ഹരിപ്പാട് ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിറന്നാള്‍ പാര്‍ട്ടി നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. 50 ഗ്രാം മയക്കുമരുന്നാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്നാണ് വാങ്ങുന്നതെന്ന് കണ്ടെത്തി. ഗ്രാമിന് 3000 മുതല്‍ 5000 വരെ രൂപയ്ക്കാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. Also Read-തിരുവനന്തപുരം നഗരസഭയിൽ എൽഇഡി ലൈറ്റുകൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം മാസത്തില്‍ രണ്ടു മൂന്നു തവണ ബംഗളൂരുവില്‍ പോയി മയക്കുമരുന്നും കഞ്ചാവും നാട്ടിലെത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു. അതേസമയം അറസ്റ്റിലായ പ്രതികളുടെ ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കും. മാരക ലഹരി മരുന്നു കച്ചവടം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പ്രതികളില്‍ നിന്ന് ലഹരി മരുന്ന് വാങ്ങി ഉപയോഗിച്ചവരെയും വില്‍ക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി സിഐ ബിജു വി നായര്‍ പറഞ്ഞു. ബംഗളൂരുവിലെ ലോബിക്കായി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി മലബാർ കലാപം: തിരുത്തുമായി കെ.എം ഷാജി; മാപ്പിളമാരില്‍ നിന്നും കത്തി വാങ്ങി പേന നല്‍കിയത് ലീഗ് Kerala Rains സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് UDF| മുന്നണി യോഗം ബഹിഷ്കരിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും; കോൺഗ്രസിലെ തർക്കം മുന്നണി നേതൃത്വത്തിലേക്കും 'പോടാ പുല്ലേ സസ്പെൻഷനിലായതിന് പിന്നാലെ മംഗലപുരം എസ്ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ പീഡനക്കേസില്‍ സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു ISRO ചാരക്കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Drowning ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Shashi Tharoor ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു? എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍ Omicron അതീവ ജാഗ്രതയില്‍ കേരളം :എല്ലാ മുന്‍ കരുതലും, ഒമിക്രോണ്‍ വകഭേദം കേരളത്തിലില്ല; മന്ത്രി വീണാ ജോര്‍ജ് Dulquer Salmaan ഹിമാചല്‍ പ്രദേശില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധനേടി ചിത്രങ്ങള്‍ Samantha| ആദ്യ ഐറ്റം സോങ്ങുമായി സാമന്ത എത്തുന്നു; പുഷ്പയിലെ ഗാനരംഗം കാത്ത് ആരാധകർ പരപ്പനങ്ങാടി:കാഴ്ച പരിമിതരുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതിനുവേണ്ടി അന്താരാഷ്ട്ര വൈറ്റ് കെയ്ന്‍ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടിയില്‍ റാലി സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ, ട്രോമകെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂനിറ്റ് എന്നിവയുടെ സഹായത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ ഷഹര്‍ബാനു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി .പി ഷാഹുല്‍ഹമീദ്, പി.വി മുസ്തഫ, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ സി ജയദേവന്‍, ബേബി അച്യുതന്‍ സംസാരിച്ചു. മാപ്പൂട്ടില്‍ റോഡിലെ ടാഗോര്‍ ഹാളില്‍ നടന്ന സമാപന സംഗമം മുനിസിപ്പല്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ്ഷഹീര്‍ തവനൂര്‍, റിയാസ് കെ.പി.എച്ച് റോഡ്, ട്രോമകെയര്‍ വളണ്ടിയര്‍മാരായ കെ.എം.എ ഹാഷിം, സ്റ്റാര്‍ മുനീര്‍, ഖാജാമുഹ്യദ്ധീന്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. സിഐടിയു ചാലക്കുടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ലഹരി ഇടപാടുകാർക്ക് ലഘുശിക്ഷ – നിയമം നെറികെട്ടതെന്ന് കെ.സി.ബി.സി. സി പി ഐ (എം) കൊടകര ഏരിയാ സമ്മേളനം പുതിയ കാലത്ത് ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു കോവിഡ് കാലത്ത് കഴിക്കാം വിറ്റമിന്‍- ഇ അടങ്ങിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ രോഗപ്രതിരോധശേഷിക്കായി എല്ലാവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന 5 ഭക്ഷ്യവസ്തുക്കളെ നോക്കാം. വ്യായാമത്തോടൊപ്പം ഇവ കൂടെ കഴിക്കൂ. അതും ശരിയായ രീതിയില്‍. ഈ കൊവിഡ് കാലത്ത് പലരും ആരോഗ്യം സംബന്ധിച്ച് വളരെ ശ്രദ്ധാലുക്കളായിട്ടുണ്ട്. വണ്ണം വയ്ക്കാത്തതും എന്നാല്‍ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതുമായ ഭക്ഷണത്തിനായാണ് പലരുടെയും തിരച്ചില്‍. ശരീരത്തിലെ ആന്തരികാവയവങ്ങളുടെ, പ്രത്യേകിച്ച് രക്തക്കുഴലുകളുടെ മികച്ച പ്രവര്‍ത്തനത്തിനും രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ഉയര്‍ത്തുന്നതിനും വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കണം. വിറ്റാമിന്‍ ഇ ക്യാപ്‌സ്യൂളുകള്‍ ഫാര്‍മസികളില്‍ ലഭ്യമാണെങ്കിലും ഡോക്റ്ററുടെ ഉപദേശമില്ലാതെ ഇവ കഴിക്കരുത്. ആഹാരക്രമത്തിലൂടെ തന്നെ വിറ്റാമിന്‍ ഇ നിലനിര്‍ത്താനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്. അതിനായി ഈ 5 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. മിതമായ അളവില്‍ ഉള്‍പ്പെടുത്താനും മറക്കരുത്. ഇലക്കറികള്‍: ചീരയും പാലക്കും പുതിനയും ഉള്‍പ്പെടുന്ന വിവിധ തരം ഇലക്കറികളില്‍ വിറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഫാറ്റി ലിവര്‍ തടയാനും ഇവ ശീലമാക്കാം. എന്നാല്‍ ബ്ലോട്ടിംഗ് (നീര് വയ്ക്കല്‍ കിഡ്‌നി സ്‌റ്റോണ്‍ എന്നിവ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശത്തോടെ അളവ് നിശ്ചയിക്കുക. ബ്രൊക്കോളി: ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്രൊക്കോളി. വിറ്റാമിന്‍ ഇ മാത്രമല്ല നല്ല കൊഴുപ്പും അടങ്ങിയിട്ടുള്ള ബ്രൊക്കോളി ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അധികം വേവിക്കാതെയും നന്നായി വേവിച്ച് സൂപ്പ് പോലെയും കഴിച്ചാല്‍ ഗുണം ഏറെ. വെള്ളമൂറ്റിക്കളയാതെ പാചകം ചെയ്യാനാണ് ഡയറ്റിഷ്യനുകളുടെ അഭിപ്രായം. ബദാം: വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം രാത്രി വെള്ളത്തിലിട്ട് വച്ച് തൊലി കളഞ്ഞ് പിറ്റേന്ന് കഴിക്കാം. തൊലിയോടെയും കഴിക്കാമെങ്കിലും ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ക്ക് ചിലപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. പ്രീ വര്‍ക്കൗട്ട് മീല്‍ ആയോ പോസ്റ്റ് വര്‍ക്കൗട്ട് മീല്‍ ആയോ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാവാം. പ്രതിരോധശേഷി കൂട്ടുന്നതിനും ഹൃദയാരോഗ്യത്തിനും ദിവസവും ഒരു പിടി ബദാം ശീലമാക്കുക. നിലക്കടല/ കപ്പലണ്ടി ആന്റി ഓക്സിഡന്റുകളുടെ ഉറവിടമായ നിലക്കടല തൊലി കളഞ്ഞ് കഴിക്കുക. മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമായ ഇവ മിതമായ അളവില്‍ വൈകുന്നേരങ്ങളില്‍ കഴിക്കാം. കാല്‍ കപ്പ് കപ്പലണ്ടിയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ ഇ-യുടെ 20 ശതമാനം അടങ്ങിയിരിക്കുന്നു. വെള്ളത്തില്‍ കുതിര്‍ത്തു വച്ച് രാവിലെ ഇത് അരച്ച് സാലഡ് പോലുള്ള ഭക്ഷണത്തിലുള്‍പ്പെടുത്തുകയുമാവാം. കിവി: വിറ്റാമിന്‍ സി, ഇ, കെ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി. സാലഡിലോ, സ്മൂത്തിയായോ ഡ്രൈഫ്രൂട്ടായോ കഴിക്കാവുന്നതാണ്. കടയില്‍ നിന്നും വാങ്ങുന്ന മധുരപാനീയത്തില്‍ മുങ്ങിയ കിവി കഴിക്കുന്നത് ആരോഗ്യത്തിന് നന്നല്ല. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. രാജകല്‍പനയും വിളംബരവും എത്തിയ എല്ലാ പ്രവിശ്യകളിലും യഹൂദരുടെയിടയില്‍ ഉപവാസവും കരച്ചിലും നിലവിളിയും ഉണ്ടായി. ഏറെപ്പേരും ചാക്കുടുത്ത് ചാരത്തില്‍ കിടന്നു. നനയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഇഞ്ചി നടാം ഒരു സെന്റില്‍ നിന്ന് 100 കിലോ വിളവെടുക്കാം Agriculture| Ginger cultivation| Organic farming നനയ്ക്കാന്‍ തയ്യാറാണെങ്കില്‍ ഇഞ്ചി നടാം ഒരു സെന്റില്‍ നിന്ന് 100 കിലോ വിളവെടുക്കാം ഇഞ്ചിക്കൃഷിക്ക് പറ്റിയ സമയം ഏപ്രില്‍ അവസാനമാണെങ്കിലും നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഇപ്പോള്‍ ഇഞ്ചി നടാം ഇഞ്ചിക്കറിയില്ലാത്ത ഒരു ഓണസദ്യയെക്കുറിച്ച് മലയാളിക്ക് ചിന്തിക്കാനേ കഴിയില്ല. അടുത്ത ഓണക്കാലത്തേക്കുള്ള ഇഞ്ചി ഇപ്പോള്‍ നടാവുന്നതാണ്. ശരാശരി 100ഗ്രാം ഇഞ്ചി ഒരു വീട്ടില്‍ ഉപയോഗിക്കുന്നുവെന്ന് കരുതിയാല്‍ത്തന്നെ ഓണക്കാലത്ത് ഏതാണ്ട് 700 ടണ്‍ പച്ച ഇഞ്ചി വേണം. കേരളത്തില്‍ ഇഞ്ചിക്കൃഷിക്ക് ഏറ്റവും പറ്റിയ സമയം ഏപ്രില്‍ അവസാനമാണ്. വേനല്‍മഴ ലഭിച്ച് മണ്ണ് കിളച്ച് പണകോരിയാണ് ഇഞ്ചി നടുന്നത്. ഇത് പൂര്‍ണമായും മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ്. അങ്ങനെ ചെയ്യുന്ന ഇഞ്ചി നവംബര്‍-ഡിസംബറില്‍ വിളവെടുക്കാം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഫെബ്രുവരി ആദ്യവാരത്തോടെ ഇഞ്ചി നടാന്‍ തയ്യാറെടുക്കാം. വരദ, റിയോഡി ജനിറോ, ചൈന എന്നീയിനങ്ങള്‍ തെരഞ്ഞെടുക്കാം. കുമ്മായം/ഡോളമൈറ്റ് എന്നിവ സെന്റിന് രണ്ട് കിലോ എന്ന അളവില്‍ ചേര്‍ത്ത് കിളച്ച് കട്ടയുടച്ച് മിതമായ ഈര്‍പ്പം ഉറപ്പുവരുത്തി രണ്ടാഴ്ച ഇടുക. 5 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 30 സെന്റീമീറ്റര്‍ പൊക്കവുമുള്ള വാരത്തില്‍ 120 കിലോ ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ഇടേണ്ടതുണ്ട്. 110 കിലോ ചാണകപ്പൊടിയും 10 കിലോ പൊടിച്ച വേപ്പിന്‍പിണ്ണാക്കും ഒരു കിലോ ട്രൈക്കോഡര്‍മയും ചേര്‍ത്ത് മിശ്രിതമുണ്ടാക്കണം. വാരങ്ങളില്‍ 20 സെ.മീ അകലത്തില്‍ ചെറുകുഴികളെടുത്ത് മേല്‍പ്പറഞ്ഞ ജൈവവളങ്ങളും അല്‍പം എല്ലുപൊടിയും ചേര്‍ത്തിളക്കി സ്യൂഡോമൊണാസ് ലായനിയില്‍ മുക്കി തണലത്തുണക്കിയ ഇഞ്ചി വിത്ത് നടുക. വിത്തിന്റെ വണ്ണത്തില്‍ മണ്ണിട്ടതിന് ശേഷം നന്നായി ഉണങ്ങിയ കരിയിലകളിട്ട് തെങ്ങോല കൊണ്ട് പുതയിടുക. നട്ട് കഴിഞ്ഞാലുടന്‍ മിതമായി നനയ്ക്കാം. പിന്നീട് ആഴ്ചയിലൊന്ന് എന്ന രീതിയില്‍ മഴ ലഭിക്കുന്നത് വരെ നനയ്ക്കണം. നട്ട് ഒന്നര മാസത്തിന് ശേഷം മേല്‍വളം നല്‍കാം. സെന്റിന് 350 ഗ്രാം യൂറിയയും 200 ഗ്രാം പൊട്ടാഷും നല്‍കാം. ജൈവകൃഷിരീതിയില്‍ ചാണകപ്പൊടിയും ചാമ്പലും ചേര്‍ത്ത് പുതയിട്ടുകൊടുക്കാം. വാരങ്ങള്‍ക്കിടയില്‍ നിന്നും മണ്ണി കോരി ചെടിക്ക് ചുറ്റുമായി ഇടാം. വീണ്ടും ഒന്നര മാസം കഴിയുമ്പോള്‍ മേല്‍പ്പറഞ്ഞ അളവില്‍ ഒരുവളം കൂടി നല്‍കി നന്നായി പുതയിടാം. പച്ചച്ചാണകം നീട്ടിക്കലക്കി ഒഴിക്കുന്നത് കൂടുതല്‍ ചിനപ്പുകള്‍ പൊട്ടാന്‍ സഹായിക്കും. വെള്ളം കെട്ടിനില്‍ക്കാനിടയായാല്‍ ഇഞ്ചി അഴുകിപ്പോകും. നട്ട് 180 ദിവസം കഴിഞ്ഞാല്‍ പച്ചക്കറിയാവശ്യത്തിനായി വിളവെടുക്കാം. ശാസ്ത്രീയ കൃഷിരീതികള്‍ പാലിച്ചാല്‍ ഒരു സെന്റില്‍ നിന്നും 100 കിലോ വരെ വിളവ് ലഭിക്കും. ഒരു സെന്റിലേക്ക് ആറ് കിലോഗ്രാം ഇഞ്ചി വിത്ത് വേണ്ടി വരും. 20-25 ഗ്രാം തൂക്കമുള്ള രണ്ട് മുകുളങ്ങളെങ്കിലുമുള്ള ഇഞ്ചിക്കഷണങ്ങളാണ് തടങ്ങളില്‍ നടേണ്ടത്. 80 ചതുരശ്ര അടിയില്‍നിന്ന് അര ലക്ഷം സമ്പാദിക്കാം; തളിരു തിന്നാം, ആരോഗ്യത്തിനായി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പാഷന്‍ ഫ്രൂട്ട് കായ്കള്‍ ചുക്കിച്ചുളിഞ്ഞ് നശിച്ചുപോകുന്നു; കാരണം എന്ത്, പ്രതിവിധിയെന്ത് ? മുരിങ്ങ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യാന്‍ മാങ്കോസ്റ്റിന് ഗാമ്പോജ് എന്താണ് കാരണം, പ്രതിവിധിയെന്ത് ? ജാതിക്ക് എന്ത് വളമാണ് ചേര്‍ക്കേണ്ടത്, ബോറോണ്‍ നല്‍കേണ്ട ആവശ്യമുണ്ടോ ? വിത്തില്‍നിന്ന് മുളപ്പിച്ച റംബുട്ടാന്‍ തൈകള്‍ കായ്ക്കുമോ ? അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും Jobs at Qatar അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് അടുക്കളയിലെ അടുപ്പിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളാണ്. അടുപ്പിനെ കുറിച്ചുള്ള കുറച്ചു ജ്യോതിഷപരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഏറ്റവും വൃത്തിയും ശുദ്ധിയുമുള്ള സ്ഥലമായിരിക്കണം നമ്മുടെ അടുക്കള. കാരണം അന്നപൂര്‍ണ്ണേശ്വരി കുടികൊള്ളുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ അടുക്കളയ്ക്കും അടുപ്പിനും ഒരുപാട് കാര്യങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചിലപ്പോൾ നമ്മൾ ഇഷ്ടപ്പെട്ട് ഒരു കറി ഉണ്ടാക്കുമ്പോൾ അത് കരിഞ്ഞു പോകുക അല്ലെങ്കിൽ അത് മറ്റുള്ളവർക്ക് ഇഷ്ടപെടാതിരിക്കുക എന്നിങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മൾ എന്ത് കാര്യങ്ങൾ അടുക്കളയിൽ ചെയ്യുകയാണെങ്കിലും അത് വൃത്തിയും ശുദ്ധിയും മനസ്സും ഏകാഗ്രത കൊണ്ടും ഒക്കെ ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ അടുക്കളയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്; അവ എന്തൊക്കെ ആണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ അതിൽ ആദ്യം പറയുന്നത് നമ്മൾ രാവിലെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യാൻ പോകുന്നതിനു മുൻപ് അടുപ്പ് നല്ലപോലെ വൃത്തിയാക്കിയിരിക്കണം. അടുപ്പിലും പുറത്തുമൊക്കെ ഉള്ള ചാരവും മറ്റും നമ്മൾ എന്തായാലും വൃത്തിയാക്കിയിരിക്കണം. ബാക്കി കാര്യങ്ങളൊക്കെ എന്തൊക്കെയെന്ന് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങളെ കുറിച്ച് ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്ക്. ജ്യോതിഷത്തിലും മറ്റും താൽപര്യം ഉള്ളവർക്ക് വളരെയേറെ ഗുണകരമായ വീഡിയോ ആണിത്. നിങ്ങളുടെ വീടുകളിലെ അടുപ്പുകളിൽ നിങ്ങൾ ഇങ്ങനെയൊക്കെ ആണോ ചെയ്യുന്നത് എന്ന് നോക്കണം. Video credit: Asia Live TV Janmabhumi| ആഗോള എനര്‍ജി വമ്പനുമായി കൈകോര്‍ത്ത് റിലയന്‍സ്; ആദ്യ ജിയോ-ബിപി പെട്രോള്‍ പമ്പ് മുംബൈയില്‍; 2025ഓടെ രാജ്യത്ത് 5,500 പമ്പുകള്‍ തുറക്കാന്‍ പദ്ധതി ആഗോള എനര്‍ജി വമ്പനുമായി കൈകോര്‍ത്ത് റിലയന്‍സ്; ആദ്യ ജിയോ-ബിപി പെട്രോള്‍ പമ്പ് മുംബൈയില്‍; 2025ഓടെ രാജ്യത്ത് 5,500 പമ്പുകള്‍ തുറക്കാന്‍ പദ്ധതി ആഗോള എനര്‍ജി വമ്പനുമായി കൈകോര്‍ത്ത് റിലയന്‍സ്; ആദ്യ ജിയോ-ബിപി പെട്രോള്‍ പമ്പ് മുംബൈയില്‍; 2025ഓടെ രാജ്യത്ത് 5,500 പമ്പുകള്‍ തുറക്കാന്‍ പദ്ധതി 2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്. മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ തങ്ങളുടെ ആദ്യത്തെ ജിയോ-ബിപി ബ്രാന്‍ഡിലുള്ള പെട്രോള്‍ പമ്പ് മുംബൈയില്‍ തുറക്കാനൊരുങ്ങുകയാണെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള എനര്‍ജി വമ്പനായ ബിപി. 2019ല്‍ റിലയന്‍സിന്റെ 49 ശതമാനം ഓഹരി ഒരു ബില്യണ്‍ ഡോളറിന് ബിപി സ്വന്തമാക്കിയിരുന്നു. റിലയന്‍സിന്റെ 1400 പെട്രോള്‍ പമ്പുകളും 31 ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) സ്‌റ്റേഷനുകളും ഇതിലുള്‍പ്പെടും. റിലയന്‍സ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ (ആര്‍ബിഎംഎല്‍) ബാക്കി 51 ശതമാനം ഓഹരി റിലയന്‍സിന്റെ കൈയ്യില്‍ തന്നെയാണ്. റിലയന്‍സിന്റെ നിലവിലുള്ള പെട്രോള്‍ പമ്പുകള്‍ സംയുക്ത സംരംഭമായ റിലയന്‍സ് ബിപി മൊബിലിറ്റിയിലേക്ക് മാറ്റി. ഈ സംയുക്ത സംരംഭം 'ജിയോബിപി' എന്ന ബ്രാന്‍ഡിലായിരിക്കും പ്രവര്‍ത്തിക്കുക. 2025 ഓടെ പെട്രോള്‍ പമ്പുകളുടെ എണ്ണം 5,500 ആക്കാനാണ് പദ്ധതിയെന്ന് ബിപിയുടെ ചീഫ് എക്‌സിക്ക്യൂട്ടീവ് ബെര്‍ണാഡ് ലൂണി അറിയിച്ചു. അടുത്ത മാസം അദേഹം ഇന്ത്യ സന്ദര്‍ശിക്കും. റിലയന്‍സിന്റെ സ്വന്തമായിരുന്ന 1500 ഓളം പെട്രോള്‍ പമ്പുകള്‍ ഇപ്പോള്‍ ജിയോ-ബിപി പമ്പുകളായി മാറ്റി. പൂര്‍ണ്ണമായ ജിയോ-ബിപിയുടെ ആദ്യത്തെ പെട്രോള്‍ പമ്പ് മുംബൈക്കടുത്തായിരിക്കും ആരംഭിക്കുക. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ് സൗകര്യങ്ങള്‍ സജ്ജീകരിക്കുമെന്നും ലൂണി പറഞ്ഞു. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ക്ര വാഹനങ്ങള്‍ക്കും ബാറ്ററി സ്വാപ്പിങ്ങിനായി പ്രത്യേക സംയുക്ത സംരംഭം ബിപിക്കുണ്ട്. ഗതാഗത ഇന്ധനങ്ങളുടെ വിപണന അനുമതി ഇതിനോടകം തന്നെ ആര്‍ബിഎംഎല്‍ നേടിയിട്ടുണ്ട്. രാജ്യത്തെ 78,781 പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും പൊതുമേഘലയിലെ എണ്ണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ആര്‍ബിഎംഎല്ലിന് 1427 പമ്പുകളാണ് നിലവിലുള്ളത്. മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു 2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍ ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍ ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍ ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. ഇന്ത്യയിലും ഒമിക്രോണ്‍; കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചത്, ആശങ്ക വേണ്ടെന്ന് കേന്ദ്രം ഒമിക്രോണ്‍ വ്യാപനം: മുതിര്‍ന്നവര്‍ക്കായി വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ശുപാര്‍ശ ചെയ്യും; പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ; വാക്‌സിനുകളും എത്തിക്കും റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ മുഗള്‍ രാജാക്കന്മാരെ പുകഴ്‌ത്തേണ്ടതില്ല; ഉള്‍പ്പെടുത്തേണ്ടത് മത സ്വാതന്ത്ര്യത്തിനായി പോരാടിയ സിഖ് ഗുരുക്കന്മാരെ കുറിച്ച്: പാര്‍ലമെന്ററി സമിതി 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന അല്‍ ദഫ്ര എയര്‍ബേസിനു സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍; കനത്ത ജാഗ്രത താലിബാന്‍ നേതൃത്വം അറിഞ്ഞില്ല; വിമാനത്താവളത്തിലെത്താന്‍ 14 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, കാബൂളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് അതീവ രഹസ്യമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, എകെ 47 തോക്ക്; കലാപത്തിനിറങ്ങിയാല്‍ നെഞ്ചത്ത് വെടിയുണ്ട കയറും; ബെംഗളൂരുവില്‍ 'ഗരുഡ' ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ ബദരീനാഥ് ക്ഷേത്രം തുറന്നു; കേരളത്തിലെ മുഖ്യ പൂജാരിയെ ക്ഷേത്രത്തില്‍ എത്തിച്ചത് കര്‍ണാടകയും യുപിയും; ആദ്യ പൂജ മോദിക്കായി വിദേശത്തേയ്ക്ക് മടങ്ങിപ്പോകേണ്ടവര്‍ക്ക് അവസരം; എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരിക്കും നടപടികള്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം ബിജെപിക്കാരോ, പാര്‍ട്ടിയുമായി ബന്ധമുള്ളവരും മരിക്കുന്നില്ല; കൊറോണ ബാധിച്ച് അമിത് ഷാ മരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് ഇന്ത്യയിലെ മുസ്ലിങ്ങളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണം; ഒവൈസിക്ക് വേണേല്‍ ഭീകരരുടെ ഒഴിവുള്ള പാക്കിസ്ഥാനില്‍ പോകാം; വിമര്‍ശനവുമായി റിസ്വി '370 തിരിച്ച് പിടിക്കും വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയവര്‍ വിഘടനവാദത്തിന് തുടക്കമിട്ടു; പോരടിച്ചിരുന്ന ഇസ്ലാമിസ്റ്റുകള്‍ സഖ്യം പ്രഖ്യാപിച്ചു കൊറോണയെ പ്രതിരോധിച്ചത് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം, രാഹുല്‍ പറഞ്ഞിട്ടല്ല; ക്രെഡിറ്റ് തട്ടിയെടുക്കാനെത്തിയ സോണിയയ്ക്ക് ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം പകരം വെയ്ക്കാനില്ലാത്ത മനുഷ്യത്വം; 52,570 കോടി ജനങ്ങള്‍ക്കായി ദാനം നല്‍കി വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി കൊറോണയില്‍ കേരളത്തിന് പ്രത്യേക നിയമമില്ല; വ്യാപനം തടയാന്‍ ഏഴു ജില്ലകള്‍ അടച്ചിടണം; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ തകിടം മറിച്ച് തബ്‌ലീഗ്; മൂന്നു മിനിറ്റ് ഇടവേളയില്‍ സ്ഥിതിവിവരം അറിയിക്കണം; പത്തു മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിന് മോദി 'കൊറോണയെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്; ഇതു തങ്ങളുടെ രാജ്യത്തിന് അപമാനം പ്രചരണത്തെ ഇന്ത്യ എതിര്‍ക്കണം അപേക്ഷിച്ച് ചൈന 'നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണം; കെട്ടിട, ഭൂനികുതികള്‍ അടയ്ക്കാറില്ല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കുമെന്ന് ദേശീയ മാധ്യമം വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട 1 ദാവീദിന്റെ മകനായ ശലോമോൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീർന്നു. ശലോമോന്റെ ദൈവമായ യഹോവ ശലോമോന്റെകൂടെയുണ്ടായിരുന്നു; ദൈവം ശലോമോനെ അതിശ്രേഷ്‌ഠനാക്കി 2 ശലോമോൻ ഇസ്രായേലിനെ മുഴുവൻ, സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും* ന്യായാധിപന്മാരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരായ* എല്ലാ തലവന്മാരെയും, വിളിച്ചുകൂട്ടി. 3 പിന്നെ ശലോമോനും സർവസഭയും കൂടി ഗിബെയോനിലെ ആരാധനാസ്ഥലത്തേക്കു* പോയി വിജനഭൂമിയിൽവെച്ച്‌* യഹോവയുടെ ദാസനായ മോശ ഉണ്ടാക്കിയ, സത്യദൈവത്തിന്റെ സാന്നിധ്യകൂടാരം* വെച്ചിരുന്നത്‌ അവിടെയാണ്‌. 4 എന്നാൽ സത്യദൈവത്തിന്റെ പെട്ടകം ദാവീദ്‌ കിര്യത്ത്‌-യയാരീമിൽനിന്ന്‌+ താൻ ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവന്നിരുന്നു; അതിനുവേണ്ടി യരുശലേമിൽ ഒരു കൂടാരവും നിർമിച്ചിരുന്നു 5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ഉണ്ടാക്കിയ ചെമ്പുകൊണ്ടുള്ള യാഗപീഠം+ യഹോവയുടെ വിശുദ്ധകൂടാരത്തിനു മുന്നിൽ വെച്ചിരുന്നു. ശലോമോനും സഭയും അതിനു മുന്നിൽ ചെന്ന്‌ പ്രാർഥിക്കുമായിരുന്നു 6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു. സാന്നിധ്യകൂടാരത്തിനു മുന്നിലെ ചെമ്പുകൊണ്ടുള്ള യാഗപീഠത്തിൽ+ ശലോമോൻ 1,000 ദഹനയാഗങ്ങൾ അർപ്പിച്ചു. 7 ആ രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു 8 ശലോമോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ്‌ എന്റെ അപ്പനായ ദാവീദിനോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചു അപ്പന്റെ സ്ഥാനത്ത്‌ എന്നെ രാജാവായി വാഴിക്കുകയും ചെയ്‌തു 9 ദൈവമായ യഹോവേ, എന്റെ അപ്പനായ ദാവീദിനോട്‌ അങ്ങ്‌ ചെയ്‌ത വാഗ്‌ദാനം നിറവേറ്റേണമേ ഭൂമിയിലെ പൊടിപോലെ അസംഖ്യമായ ഒരു ജനത്തിനു മേലാണല്ലോ അങ്ങ്‌ എന്നെ രാജാവാക്കിയിരിക്കുന്നത്‌ 10 അതുകൊണ്ട്‌ ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+ 11 അപ്പോൾ ദൈവം ശലോമോനോടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ആവശ്യപ്പെടാതെ, ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ഈ ജനത്തിനു ന്യായം പാലിച്ചുകൊടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും വേണ്ടി അപേക്ഷിച്ചല്ലോ അതുകൊണ്ട്‌ നിന്റെ ഹൃദയാഭിലാഷത്തിനു ചേർച്ചയിൽ 12 ഞാൻ നിനക്ക്‌ അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+ 13 പിന്നെ ശലോമോൻ ഗിബെയോനിലെ+ ആരാധനാസ്ഥലത്തുനിന്ന്‌ അതായത്‌ സാന്നിധ്യകൂടാരത്തിനു മുന്നിൽനിന്ന്‌, യരുശലേമിലേക്കു മടങ്ങിവന്നു. ശലോമോൻ ഇസ്രായേലിനെ ഭരിച്ചു. 14 ശലോമോൻ ധാരാളം കുതിരകളെയും* രഥങ്ങളെയും സമ്പാദിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്‌ 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു. രാജാവ്‌ അവയെ രഥനഗരങ്ങളിലും+ യരുശലേമിൽ തന്റെ അടുത്തും സൂക്ഷിച്ചു 15 ശലോമോൻ രാജാവ്‌ സ്വർണവും വെള്ളിയും കല്ലുകൾപോലെയും+ ദേവദാരുത്തടി ഷെഫേലയിലെ+ അത്തി മരങ്ങൾപോലെയും യരുശലേമിൽ സുലഭമാക്കി. 16 ഈജിപ്‌തിൽനിന്ന്‌ ഇറക്കുമതി ചെയ്‌തവയായിരുന്നു ശലോമോന്റെ കുതിരകൾ രാജാവിന്റെ വ്യാപാരിസംഘം ഓരോ കുതിരക്കൂട്ടത്തെയും മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്‌ 17 ഈജിപ്‌തിൽനിന്ന്‌ ഇറക്കുമതി ചെയ്‌ത ഓരോ രഥത്തിന്റെയും വില 600 വെള്ളിക്കാശും ഓരോ കുതിരയുടെയും വില 150 വെള്ളിക്കാശും ആയിരുന്നു. അവർ അവ ഹിത്യരുടെ എല്ലാ രാജാക്കന്മാർക്കും സിറിയയിലെ രാജാക്കന്മാർക്കും ഇറക്കുമതി ചെയ്‌തുകൊടുക്കുമായിരുന്നു. ^ അതായത്‌, ആയിരം പേരുടെ അധിപന്മാർ. ^ അതായത്‌, നൂറു പേരുടെ അധിപന്മാർ. ^ അഥവാ “സമാഗമനകൂടാരം.” പദാവലി കാണുക. ^ അഥവാ “അവിടെവെച്ച്‌ ദൈവത്തോട്‌ അരുളപ്പാടു ചോദിക്കുമായിരുന്നു.” ^ അക്ഷ. “ജനത്തിനു മുന്നിൽ പോകാനും വരാനും വേണ്ട.” ^ മറ്റൊരു സാധ്യത “ശലോമോന്റെ കുതിരകൾ ഈജിപ്‌തിൽനിന്നും കുവേയിൽനിന്നും ഇറക്കുമതി ചെയ്‌തവയായിരുന്നു. രാജാവിന്റെ വ്യാപാരിസംഘം അവയെ കുവേയിൽനിന്ന്‌ മൊത്തമായി ഒരു വില കൊടുത്താണു വാങ്ങിയിരുന്നത്‌.” കുവേ എന്നത്‌ ഒരുപക്ഷേ കിലിക്യയായിരിക്കാം. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌) ഇബ്രാഹിം അ. സ അദ്ധേഹം അബ്രഹാം, അബ്രാം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഏക ദൈവ വിശ്വാസമുള്ള മൂന്നു മതങ്ങളായ യഹൂദാ മതം, ക്രിസ്തീയ മതം, ഇസ്ലാം മതം തുടങ്ങിയവ തന്നെ മാത്രുക ആക്കുവാൻ കഴിയുന്ന… Read More »ഇബ്രാഹീമിന്റെ അടയാളം 1: അനുഗ്രഹം ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ student who lose money on online game found dead in pond ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടു, വീടുവിട്ട വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു തൃശൂർ: ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശാണ് മരിച്ചത്. 14 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് കുളത്തിൽ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. 'എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വാങ്ങരുത് ഇന്ത്യാക്കാർക്ക് ടെലികോം അതോറിറ്റിയുടെ മുന്നറിയിപ്പ് വീണ്ടും വരുമോ നിയന്ത്രണങ്ങൾ? വിപണിയിൽ ഭീതി വിതച്ച് 'ഒമൈക്രോൺ' Tax കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത് ട്രഷറി ഡയറക്ടറുടെ ഉത്തരവ് Aircel Maxis case എയർസെൽ മാക്സിസ് കേസ്: പി ചിദംബരത്തോടും കാർത്തി ചിംബരത്തോടും നേരിട്ട് ഹാജരാകണമെന്ന് കോടതി Asianet News Impact: പാലക്കാട്ടെ പലിശ സംഘങ്ങൾക്കെതിരെ നടപടിയുമായി പൊലീസ് വിവാഹ ഹാളില്‍ മകളെ ശല്ല്യം ചെയ്തു; ചോദ്യം ചെയ്ത അച്ഛനെ യുവാവും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു Farm laws കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം Omicron ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് ചികിത്സയ്‍ക്കിടെ ദന്ത ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതിയുമായി അധ്യാപിക വനിതാ ഡോക്ടറുമായുള്ള തര്‍ക്കത്തിനിടെ തനിക്ക് മര്‍ദനമേറ്റെന്ന പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു. കുവൈത്ത് സിറ്റി: ചികിത്സയ്‍ക്കിടെ ദന്ത ഡോക്ടര്‍ (Dentist) മര്‍ദിച്ചെന്ന പരാതിയുമായി അധ്യാപിക പൊലീസിനെ സമീപിച്ചു (Filed complaint കുവൈത്തിലെ ജഹ്റയിലാണ് (Jahra) സംഭവം. വനിതാ ഡോക്ടറുമായുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പരാതിയില്‍ പറയുന്നു. ചുണ്ടിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റത് (Injuries) തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും (Medical report) ഇവര്‍ ഹാജരാക്കി. ജഹ്റ ഗവര്‍ണറേറ്റിലെ ഒരു ക്ലിനിക്കില്‍ ചികിത്സയ്‍ക്കെത്തിയ താനും വനിതാ ഡോക്ടറുമായി തര്‍ക്കമുണ്ടായെന്നും ഇതിനൊടുവില്‍ കുവൈത്തി ഡോക്ടര്‍ തന്നെ മര്‍ദിച്ചുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്നാണ് മര്‍ദനമേറ്റ യുവതിയുടെ ആവശ്യം. ക്ലിനിക്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്‍തു. വനിതാ ഡോക്ടര്‍ക്കെതിരായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് വാറണ്ട് പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. വ്യാഴാഴ്‍ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷഫിയും ആറും മൂന്നും വയസുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വര്‍ഷമായി പ്രവാസിയായ അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് അബ്‍ദുല്‍ അസീസ്. മാതാവ് നൂര്‍ജഹാന്‍. സഹോദരങ്ങള്‍ നവാസ്, നസീമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു. Covid 19 Variant ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം പെട്രോള്‍ വാഹനങ്ങള്‍ മാത്രം വിറ്റ് നടന്നിരുന്നൊരുകാലം ഹോണ്ടക്കുണ്ടായിരുന്നു. അന്ന് ആരോട് ചോദിച്ചാലും പറയുമായിരുന്നു, സിറ്റിയും സി.ആര്‍.വിയും അക്കോര്‍ഡുമൊക്കെ ഉഗ്രന്‍ വാഹനങ്ങളാണെന്ന്. എന്നാലീ പറയുന്നവരാരും ഇതൊന്നും വാങ്ങുകയുമില്ല. കാരണം പെട്രോള്‍ കുടിയന്മാര്‍ എന്ന പേരുദോഷം തന്നെ. അങ്ങിനെയാണ് ഹോണ്ട ഡീസല്‍ എഞ്ചിന്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. 2013ല്‍ അമേസ് എന്ന കോമ്പാക്ട് സെഡാനൊടൊപ്പം തങ്ങളുടെ സ്വന്തം ഡീസല്‍ ഹൃദയവും ഹോണ്ട പുറത്തിറക്കി. 1498സി.സി, നാല് സിലിണ്ടര്‍, i-DTEC എഞ്ചിനായിരുന്നു അത്. പിന്നീട് ഈ എഞ്ചിന്‍ സിറ്റിയിലും പുത്തന്‍ ജാസിലും ഉള്‍പ്പടെ ഇടംപിടിച്ചു. അല്‍പ്പം ശബ്ദം കൂടുതലായിരുന്നെങ്കിലും ഈ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമത കൂടിയ വാഹനമായിരുന്നു അമേസ്. ഫിയറ്റിന്‍െറ എഞ്ചിനുമായി വിലസിയിരുന്ന സ്വിഫ്റ്റ് ഡിസയറിന് തികഞ്ഞൊരു എതിരാളി. എങ്കിലും ദോഷൈകദൃക്കുകള്‍ പിന്നെയും കുറ്റം കണ്ടുപിടിച്ചുകൊണ്ടിരുന്നു. ഉള്‍വശത്തിന് നിലവാരമില്ല എന്നായിരുന്നു പ്രധാന ആരോപണം. എങ്കിലും അമേസുകള്‍ ധാരാളമായി വിറ്റു. ഇപ്പോഴിതാ അടിമുടി പുതുക്കിയ അമേസിനെ അവതരിപ്പിച്ചിരിക്കുന്നു ഹോണ്ട. പുറത്തെ മാറ്റങ്ങളില്‍ പ്രധാനം ഗ്രില്ലുകളിലും ബമ്പറിലുമാണ്. പഴയ ചെറിയ ചിരിക്കുന്ന ഇരട്ട ക്രോം ഗ്രില്ല് മാറ്റി വലുപ്പംകൂടിയ ഒറ്റ ഗ്രില്ല് വന്നു. ഇത് ഹെഡ്ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. പഴയതിനേക്കാള്‍ ഗാംഭീര്യം വാഹനത്തിന് വന്നിട്ടുണ്ട്. തൊട്ട് താഴെയുള്ള വലിയ ബമ്പറില്‍ എയര്‍ഡാമുകള്‍ ഫോഗ്ലൈറ്റുകള്‍ എന്നിവയുമുണ്ട്. വശങ്ങളില്‍ കാര്യമായ മാറ്റമില്ല. പിന്നിലത്തെിയാല്‍ ഒരേയൊരു മാറ്റമാണ് കാണാനാകുക. പുതിയ സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍. ഏറെ പേരുദോഷം കേള്‍പ്പിച്ച ഉള്‍വശത്തെ മൊത്തം ഇളക്കി മറിച്ചിട്ടുണ്ട് ഹോണ്ടയുടെ ഇന്‍െറീരിയര്‍ ഡിസൈനര്‍മാര്‍. പുതിയ ഡാഷ്ബോര്‍ഡ് ജാസിന് സമം. സെന്‍റര്‍ കണ്‍സോള്‍ പുത്തനും കൂടുതല്‍ കാഴ്ചസുഖം നല്‍കുന്നതുമാണ്. കറുപ്പും ബീജുമാണ് നിറങ്ങള്‍. അല്‍പ്പം ഉയരത്തില്‍ ക്രമീകരിച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റവും ഓട്ടോമാറ്റിക് കൈ്ളമറ്റിക് കണ്‍ട്രോളും മാറ്റങ്ങളില്‍ പ്രധാനം. ടച്ച് സ്ക്രീനുകള്‍ വേണ്ടെന്ന് വച്ചത് പോരായ്മയാണ്. സിറ്റിയിലും ജാസിലും പുത്തന്‍ ടച്ച് സ്ക്രീന്‍ നല്‍കിയപ്പോഴാണ് അമേസിനോട് ഈ അവഗണന. അതെ. അപൂർവ എർത്ത് മാഗ്നറ്റുകളിലും നിയോഡൈമിയം മാഗ്നറ്റ് സിസ്റ്റങ്ങളിലും ദൈനംദിന നിർമ്മാണ വെല്ലുവിളികൾക്ക് ഇഷ്‌ടാനുസൃതമായി നിർമ്മിച്ച പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനും വികസിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ഇഷ്‌ടാനുസൃത ഉൽപ്പാദനം ഞങ്ങളുടെ വിൽപ്പനയുടെ 70 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് മിനിമം ഓർഡർ അളവ് ഉണ്ടോ? ഇല്ല. ഏത് അളവും സ്വീകാര്യമാണ്, പക്ഷേ വില നിങ്ങളുടെ ഓർഡർ അളവിലേക്ക് ക്രമീകരിക്കേണ്ടതുണ്ട്, കാരണം ഉൽ‌പാദനച്ചെലവ് അളവിൽ വ്യത്യാസപ്പെടുന്നു. നിങ്ങളുടെ വിലയും വിലയും കുറയ്ക്കുന്നതിന് വലിയ അളവ് ശുപാർശ ചെയ്യുന്നു. ഏത് പേയ്‌മെന്റ് നിബന്ധനകളാണ് നിങ്ങൾ സ്വീകരിക്കുന്നത്? ടി ടി, എൽ സി, വെസ്റ്റേൺ യൂണിയൻ മുതലായവ വഴി ഞങ്ങൾക്ക് പേയ്‌മെന്റ് സ്വീകരിക്കാൻ കഴിയും. പേയ്‌മെന്റ് നിബന്ധനകൾ വ്യത്യസ്ത ഉപയോക്താക്കൾക്ക് വ്യത്യസ്തമായിരിക്കാം. പുതിയ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, സാധാരണയായി ഞങ്ങൾ 30% ഡെപ്പോസിറ്റ് മുൻ‌കൂട്ടി സ്വീകരിക്കുന്നു, കയറ്റുമതിക്ക് മുമ്പായി ബാലൻസ്. ദീർഘകാല ഉപഭോക്താക്കൾക്കായി, 30% മുൻ‌കൂറായി നിക്ഷേപം, ബി എൽ കോപ്പിക്കെതിരായ ബാലൻസ്, 30% മുൻ‌കൂറായി നിക്ഷേപിക്കുക, കാന്തങ്ങൾ ലഭിച്ചതിന് ശേഷം ബാലൻസ്, കയറ്റുമതിക്ക് ശേഷം 100% പേയ്‌മെന്റ്, അല്ലെങ്കിൽ സ്വീകരിച്ച് 30 ദിവസങ്ങൾ എന്നിവ പോലുള്ള മികച്ച നിബന്ധനകൾ ഞങ്ങൾ അനുവദിക്കുന്നു. കാന്തങ്ങൾ. ലീഡ് സമയം കാന്തങ്ങളിലും മാഗ്നറ്റ് സിസ്റ്റങ്ങളിലും വ്യത്യാസപ്പെടാം. ലീഡ് സമയം നിയോഡീമിയം മാഗ്നെറ്റ് സാമ്പിളിന് 7-10 ദിവസവും മാഗ്നറ്റ് സിസ്റ്റം സാമ്പിളിംഗിന് 15-20 ദിവസവും ആണ്. വൻതോതിലുള്ള ഉൽ‌പാദനത്തിന്, ലീഡ് സമയം അപൂർവ ഭൗമ കാന്തങ്ങൾക്ക് 20-30 ദിവസവും, അപൂർവ ഭൗമ കാന്തിക സമ്മേളനങ്ങൾക്ക് 25-35 ദിവസവും ആണ്. സാഹചര്യം മാറാം, അതിനാൽ ഒരു ഓർഡർ നൽകുന്നതിനുമുമ്പ് ഞങ്ങളുമായി പരിശോധിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു, കാരണം ചില സമയത്തിനുള്ളിൽ ചില സാധാരണ നിയോഡീമിയം മാഗ്നറ്റിക് അസംബ്ലികൾ കൃത്യസമയത്ത് ഡെലിവറിക്ക് ലഭ്യമായേക്കാം. നിങ്ങൾക്ക് കാന്തങ്ങളോ കാന്തിക ഉൽ‌പന്നങ്ങളോ വായുവിലൂടെ കയറ്റാൻ‌ കഴിയുമോ? അതെ. വിമാനത്തിൽ, കാന്തികശക്തിയോട് സംവേദനക്ഷമതയുള്ള നിരവധി പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ട്. കാന്തികശക്തി സംരക്ഷിക്കുന്നതിന് ഞങ്ങൾ ഞങ്ങളുടെ സ്വന്തം പ്രത്യേക പാക്കേജിംഗ് ഉപയോഗിക്കുന്നു, അതിലൂടെ കാന്തങ്ങൾ വായുവിലൂടെ സുരക്ഷിതമായി അയയ്ക്കാൻ കഴിയും. ഞങ്ങളുടെ മെറ്റീരിയലുകളും ജോലിയും ഞങ്ങൾ ഉറപ്പുനൽകുന്നു. ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളിലുള്ള നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ പ്രതിബദ്ധത. വാറന്റി പരിഗണിക്കാതെ തന്നെ, എല്ലാവരുടെയും സംതൃപ്തിക്കായി എല്ലാ ഉപഭോക്തൃ പ്രശ്നങ്ങളും പരിഹരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ കമ്പനിയുടെ സംസ്കാരമാണ്. അതെ, ഉൽ‌പ്പന്ന സവിശേഷത, പരിശോധന റിപ്പോർട്ട്, റോ‌എച്ച്എസ്, റീച്ച്, ആവശ്യമുള്ളിടത്ത് മറ്റ് ഷിപ്പിംഗ് പ്രമാണങ്ങൾ എന്നിവ ഉൾപ്പെടെ മിക്ക ഡോക്യുമെന്റേഷനുകളും ഞങ്ങൾക്ക് നൽകാൻ കഴിയും. ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെൻ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. കസ്റ്റഡിയിൽ രണ്ടാം ദിവസം ചോദ്യം ചെയ്യൽ പുരോഗമിക്കവേ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാഡേ ഇഡി ആസ്ഥാനത്തെത്തിയത്. ശേഷം കേസിന്റെ വിവരങ്ങൾ നേരിട്ട് കൈപ്പറ്റി. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതിനായുള്ള പ്രാഥമിക നടപടിയാണിത്. ബിനീഷിനെതിരായ ഇഡിയുടെ നിർണായക കണ്ടെത്തലുകളാണ് നടപടികൾ ഇത്ര വേഗത്തിലാക്കിയത്. എൻഫോഴ്സ്മെൻ്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. രണ്ടര മണിക്കൂറോളം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് ചെലവഴിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ മടങ്ങിയത്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിനെത്തുമെന്നു വിവരങ്ങൾ പുറത്ത് വന്നു. അതേസമയം ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ബിനീഷ് നൽകുന്നില്ല. അനൂപിന് പണം നൽകിയത് മയക്കുമരുന്ന് ഇടപാടിനെ കുറിച്ച് അറിയാതെയാണെന്നാണ് ബിനീഷ് ആവർത്തിച്ച് പറയുന്നത്. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ബിനീഷിൻ്റെ അഭിഭാഷകർ തീരുമാനിച്ചു. ബജാജ് ഹീറ്റ് കൺവെക്ടർ റൂം ഹീറ്ററിലെ ആമസോൺ ഡീൽ: ബജാജ് ഹീറ്റ് കൺവെക്ടർ റൂം ഹീറ്ററിൽ ആമസോൺ ഒരു മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നു, അതിൽ ഈ റൂം ഹീറ്ററിന് ആയിരത്തിലധികം രൂപ കിഴിവ് നൽകുന്നു. ഈ റൂം ഹീറ്ററിന്റെ പ്രത്യേകത വേനൽക്കാലത്ത് പേഴ്സണൽ ഫാനായും ഉപയോഗിക്കാം എന്നതാണ്. ബജാജ് ഹീറ്റ് കൺവെക്ടർ റൂം ഹീറ്ററിന്റെ ഓഫർ വില എന്താണെന്നും അതിന്റെ പ്രത്യേകത എന്താണെന്നും അറിയുക. ബജാജിൽ നിന്നുള്ള മികച്ച വിൽപ്പനയുള്ള മറ്റ് ഹീറ്ററുകളുടെ ഡീലുകളെക്കുറിച്ചും അറിയുക ബജാജിന്റെ ഈ റൂം ഹീറ്ററിന്റെ വില 3,449 രൂപയാണ് എന്നാൽ ഓഫർ 2,348 രൂപയ്ക്ക് ലഭ്യമാണ്. ഈ റൂം ഹീറ്ററിന് ബജാജിൽ നിന്ന് 32% കിഴിവുണ്ട്. ഈ റൂം ഹീറ്ററിന്റെ പ്രത്യേകത ശൈത്യകാലത്ത് ചൂടാക്കുകയും വേനൽക്കാലത്ത് വ്യക്തിഗത ഫാനായി ഉപയോഗിക്കുകയും ചെയ്യാം എന്നതാണ്. വേനൽക്കാലത്ത് അടുക്കളയിലോ മറ്റേതെങ്കിലും സ്ഥലത്തോ ഒരു ഫാൻ ആയി പ്രവർത്തിക്കും. ഈ റൂം ഹീറ്റർ 2000 വാട്ട്സ് എടുക്കുന്നു, ഇത് 230 വോൾട്ടേജിൽ പ്രവർത്തിക്കുന്നു. ഇതിന് ദ്രുത ചൂടാക്കൽ ഉള്ളതിനാൽ മുറി വേഗത്തിൽ ചൂടാക്കുന്നു. ഇതിന് രണ്ട് തപീകരണ ക്രമീകരണങ്ങളുണ്ട്, അതിനാൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുറിയിലെ താപനില സജ്ജമാക്കാൻ കഴിയും. സുരക്ഷയ്ക്കായി, അമിതമായി ചൂടാക്കുന്നത് ഒഴിവാക്കാൻ ഓട്ടോ തെർമൽ ഷട്ട്ഓഫും തെർമൽ ഫ്യൂസും ഉണ്ട്. ഈ ഹീറ്ററിന് രണ്ട് വർഷത്തെ വാറന്റി ഉണ്ട് ബജാജ് മജസ്റ്റി RX11 2000 വാട്ട്സ് ഹീറ്റ് കൺവെക്ടർ റൂം ഹീറ്റർ വാങ്ങുക (വൈറ്റ്, ഐഎസ്ഐ അംഗീകരിച്ചത്) 2-ബജാജ് RHX-2 1000-വാട്ട് റൂം ഹീറ്റർ ബജാജിന്റെ റൂം ഹീറ്റർ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റൂം ഹീറ്ററിൽ 1625 രൂപയ്ക്ക് 1471 രൂപയ്ക്ക് ലഭ്യമാണ്. വളരെ നല്ല ഡിസൈനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അതിൽ രണ്ട് ഹീറ്റ് സെറ്റിംഗ്സ് നൽകിയിട്ടുണ്ട്, അതിനാൽ ചൂട് കൂടുതൽ കുറയ്ക്കാനാകും. അതിന്റെ സ്വിച്ചിൽ സുരക്ഷാ ടിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഒരു തെർമൽ ഫ്യൂസും ഉണ്ട്. ഈ റൂം ഹീറ്ററിന് 2 വർഷത്തെ വാറന്റിയുണ്ട്. ബജാജ് RHX-2 1000-വാട്ട് റൂം ഹീറ്റർ വാങ്ങുക നിരാകരണം: ഈ വിവരങ്ങളെല്ലാം ആമസോൺ വെബ്സൈറ്റിൽ നിന്ന് തന്നെ എടുത്തതാണ്. സാധനങ്ങളുമായി ബന്ധപ്പെട്ട ഏത് പരാതിക്കും ആമസോൺ പോയി ബന്ധപ്പെട്ടാൽ മതി. ഇവിടെ സൂചിപ്പിച്ച ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, വിലയും ഓഫറുകളും എബിപി ന്യൂസ് സ്ഥിരീകരിച്ചിട്ടില്ല. Tags: 1000 രൂപയിൽ താഴെയുള്ള റൂം ഹീറ്റർ, 1000-ത്തിൽ താഴെയുള്ള റൂം ഹീറ്റർ, 500 രൂപയിൽ താഴെയുള്ള റൂം ഹീറ്റർ, ആമസോണിൽ ഷോക്ക് പ്രൂഫ് ഹീറ്റർ വാങ്ങുക, ആമസോൺ ഓഫറുകൾ, ആമസോൺ ഓഫർ, ആമസോൺ കിഴിവ്, ആമസോൺ വിൽപ്പന, ആമസോൺ വിൽപ്പന 2021, ആമസോൺ സെൽ, എബിപി വാർത്ത, ഏറ്റവും സുരക്ഷിതമായ റൂം ഹീറ്റർ ഏതാണ് ഓട്ടോ കട്ട് റൂം ഹീറ്റർ, ഓട്ടോ കട്ട് ഹീറ്റർ, കുട്ടികളുടെ സുരക്ഷിത ഹീറ്റർ, കുളിമുറിക്കുള്ള ഹീറ്റർ, ബജാജ് റൂം ഹീറ്റർ, ബജാജ് ഹീറ്റർ വാങ്ങുക, മികച്ച ബ്രാൻഡ് റൂം ഹീറ്റർ, മികച്ച റൂം ഹീറ്റർ, റൂം ഹീറ്ററിൽ കിഴിവ്, റൂം ഹീറ്റർ ഇടപാട്, റൂം ഹീറ്റർ ഡീലുകൾ, വീടിനുള്ള ഏറ്റവും സുരക്ഷിതമായ ഗീസർ, വീടിനുള്ള മികച്ച ഹീറ്റർ, ഷോക്ക് പ്രൂഫ് റൂം ഹീറ്റർ, ഷോക്ക് പ്രൂഫ് ഹീറ്റർ ഓൺലൈനായി വാങ്ങുക, ഹീറ്ററിലെ മികച്ച ബ്രാൻഡ് എഞ്ചിനീയർ ഇത്തരത്തിൽ ഡ്രെയിനേജ് പൈപ്പിൽ ലക്ഷക്കണക്കിന് രൂപ ഒളിപ്പിച്ചു, എസിബി റെയ്ഡിന്റെ വീഡിയോ കാണുക സലിം ഖാന്റെ ഹെലനുമായുള്ള രണ്ടാം വിവാഹ വാർത്ത കേട്ട് ഞെട്ടിയ വീട്ടുകാർ, പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയുക ബിഎസ്എഫ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, പത്താം ക്ലാസ് പാസ്സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ഒഴിവ് മുംബൈ ടെസ്റ്റിന്റെ ആദ്യ ദിനം മായങ്ക് അഗർവാൾ ആധിപത്യം പുലർത്തി, മിന്നുന്ന സെഞ്ച്വറി നേടി, കോഹ്‌ലി-പൂജാര പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ റേറ്റിംഗുള്ള മികച്ച വിൽപ്പനയുള്ള സ്മാർട്ട് വാച്ച്, ഓഫറിൽ 75% കിഴിവിൽ വാങ്ങുക ബാക്കി ആവശ്യങ്ങളിൽ എന്ത് സംഭവിക്കും? മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ കാണാൻ കർഷക നേതാക്കൾ എത്തി നല്ല ഇംഗ്ലീഷ് സംസാരിക്കാനറിയാതെ അവഗണിച്ച് അഭിനയിച്ച് ആളുകളുടെ മനസ്സ് കീഴടക്കി ഐഎഫ്ബിയുടെ ഈ വാഷിംഗ് മെഷീൻ വാങ്ങിയ ശേഷം, വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. വാട്ട്‌സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശം ഓണാക്കുന്നതിന്റെ പ്രയോജനം ഇതായിരിക്കും സ്‌മാർട്ട്‌ഫോൺ നുറുങ്ങുകൾ: ഏതെങ്കിലും ആപ്പ് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെ മന്ദഗതിയിലാക്കിയിട്ടുണ്ടോ, എങ്ങനെയെന്ന് കണ്ടെത്തുക നിങ്ങളുടെ അനുമതിയില്ലാതെ ആർക്കും നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വായിക്കാൻ കഴിയില്ല, ക്രമീകരണങ്ങളിലേക്ക് പോയി ഈ ജോലി ചെയ്യുക ബിഎസ്എഫ് അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ, പത്താം ക്ലാസ് പാസ്സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ഒഴിവ് മുംബൈ ടെസ്റ്റിന്റെ ആദ്യ ദിനം മായങ്ക് അഗർവാൾ ആധിപത്യം പുലർത്തി, മിന്നുന്ന സെഞ്ച്വറി നേടി, കോഹ്‌ലി-പൂജാര പരാജയപ്പെട്ടു. തിരുവനന്തപുരം: ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തിനായി തലസ്ഥാനത്തെത്തിയ ഇന്ത്യയുടേയും കിവീസിന്റെയും താരങ്ങള്‍ മിക്കവരും കോവളത്തെ ഹോട്ടലില്‍ തന്നെയായിരുന്നു സമയം ചെലവിട്ടത്. കീവിസ് താരങ്ങളില്‍ ചിലര്‍ കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കോവളം തീരത്തിറങ്ങിയപ്പോള്‍, ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും ഓപ്പണര്‍ ശിഖര്‍ ധവാനും ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പരിശീലനത്തേക്കാള്‍ വിശ്രമത്തിനാണ് നിര്‍ണായക മത്സരത്തിന്റെ തലേദിവസം താരങ്ങള്‍ പ്രാധാന്യം നല്‍കിയത്. ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പിറന്നാള്‍ ആഘോഷത്തിനായി ഹോട്ടലില്‍ ഞായറാഴ്ച രാത്രി കേക്ക് തയ്യാറാക്കിയിരുന്നു. വിമാനം വൈകിയതിനാല്‍ പക്ഷെ കേക്ക് മുറി നടന്നില്ല. രാത്രി ഏറെ വൈകിയെത്തിയ താരങ്ങള്‍ പലരും എഴുന്നേറ്റത് വളരെ വൈകി. ന്യൂസിലന്റ് പേസ് ബൗളര്‍ ബോള്‍ട്ടായിരുന്നു ആദ്യം ഹോട്ടല്‍ വിട്ട് പുറത്തിറങ്ങിയത്. പ്രഭാത സവാരിയായിരുന്നു ലക്ഷ്യമിട്ടതെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പൊലീസ് ഇടപെട്ടതോടെ നടത്തം ഹോട്ടല്‍ മുറ്റത്തൊതുങ്ങി. ടെയ്‌ലര്‍, ഗപ്റ്റില്‍ അടക്കമുള്ളവര്‍ പതിവ് വ്യായാമത്തിനായി ജിമ്മിലേക്ക്. സുരക്ഷാ വിലക്കുകള്‍ ലംഘിച്ച് കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ബോള്‍ട്ടും പത്ത് മണിയോടെ സര്‍ഫിംഗിനായി വര്‍ക്കലയിലേക്ക് തിരിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടങ്കോലിട്ടതോടെ അതും പാതിവഴിയില്‍ ഉപേക്ഷിച്ചു ഹോട്ടലിലേക്ക് മടങ്ങി. ഇന്ത്യന്‍ താരങ്ങള്‍ രാവിലെ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ പുലര്‍ച്ചെ എത്തുമെന്നമെന്നറിയിച്ചെങ്കിലും പിന്നീട് സമയം 10 മണിയാക്കി. ഒടുവില്‍ കോച്ച് രവിശാസ്ത്രിയും ടീം ഒഫീഷ്യല്‍സും മാത്രമാണ് ക്ഷേത്രത്തിലെത്തിയത്. രാത്രി ധവാനും ക്ഷേത്രദര്‍ശനത്തിനെത്തി. കോഹ്‌ലി, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, സിറാജ് എന്നിവര്‍ യെസ് ടു ക്രിക്കറ്റ്-നോട്ട് ടു ഡ്രഗ് പ്രചാരണ പരിപാടിക്കായി ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെത്തി. ബിസിസിഐ പ്രസിഡന്റായി ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും ഈ വര്‍ഷത്തെ ഐപിഎല്‍ യുഎഇയില്‍ നടക്കും ‘2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു’; ഗുരുതര ആരോപണവുമായി മുന്‍ കായിക മന്ത്രി സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം രഹാനെക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 105 റണ്‍സ് ജയം അടിക്കു തിരിച്ചടി; ന്യൂസ്ലന്റിനെതിരായ ഒന്നാം ടി ട്വന്റിയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സ്‌റ്റോക്‌സിനും സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ നടൻ വിജയ്നെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു തമിഴ് സിനിമാ സൂപ്പര്‍താരം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്. അതേസമയം തന്നെ അദ്ദേഹത്തെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതായി അഭ്യൂഹങ്ങള്‍ പുറത്തു വരുന്നുണ്ട്. നിലവിൽ ഷൂട്ടിംഗ് ഉദ്യോഗസ്ഥര്‍ നിര്‍ത്തിവച്ചതായാണ് വിവരം. വിജയുടെ അവസാനം പുറത്തിറങ്ങിയ ബിജിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇന്ന് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ വിജയിയെ ചോദ്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ Karipur Crash കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജീവനക്കാരിയുടെ കുറിപ്പ് – News18 Malayalam Karipur Crash കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജീവനക്കാരിയുടെ കുറിപ്പ് Karipur Crash കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജീവനക്കാരിയുടെ കുറിപ്പ് . എയര്‍ ഇന്ത്യ ജീവനക്കാരിയായ സിനി സനിലാണ് ഫേസ്ബുക്കിൽ അനുഭവ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. അപകടത്തിന് മുൻപും ശേഷവും നടന്ന സംഭവങ്ങളെ കുറിച്ച് വിവരിക്കുകയാണ് കരിപ്പൂർ എയർ പോർട്ടിലെ ജീവനക്കാരി. എയര്‍ ഇന്ത്യ ജീവനക്കാരിയായ സിനി സനിലാണ് ഫേസ്ബുക്കിൽ അനുഭവ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെല്‍ഹി ഫ്‌ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും Counter close ചെയ്ത് കഴിഞ്ഞപ്പോള്‍ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോള്‍ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാന്‍ രാജീവ് സാര്‍ പറഞ്ഞപോള്‍ ചാര്‍ജ് തീരാറായ Phone ചാര്‍ജിലിട്ട് നോക്കുമ്പോള്‍ അപ്പോള്‍ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാന്‍ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാന്‍ പ്രതിഭയും റണ്‍വേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളില്‍ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങള്‍ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി കാരണം ഇത്രേം വര്‍ഷത്തിനിടയില്‍ ഇത്പോലൊരു landing കണ്ടിട്ടില്ല. ഞങ്ങള്‍ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു എന്താണെന്നറിയില്ല മനസില്‍ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുണ്‍ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു പിന്നൊന്നും നോക്കിയില്ല ഞങ്ങള്‍ എല്ലാവരും ആ മഴയില്‍ ഓടി fire force ഓഫീസില്‍ ചെന്നു. കാരണം അവര്‍ക്ക് പെട്ടെന്ന് information കിട്ടുമല്ലോ.. ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു. ഈ വാക്കുകള്‍ കേള്‍ക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോള്‍ റണ്‍വെയില്‍ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകള്‍ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങള്‍ മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്‌ലൈറ്റ് താഴേക്ക് പോയാല്‍ പിന്നെ നോക്കെണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം മാംഗ്ലൂര്‍ പോലെ ഇതുമൊരു Table Top എയര്‍പോര്‍ട്ട് ആണല്ലോ താഴേക്ക് പോയാല്‍ പിന്നെ flight അഗ്‌നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത് അവര്‍ കിട്ടുന്ന വണ്ടിയില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതില്‍ ഓട്ടോ പോലും ഉണ്ട്. പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാള്‍ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാന്‍ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭര്‍ത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോള്‍ അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി മനസില്‍ നിന്നു മായില്ല ഓരോ രംഗങ്ങളും പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണീ രക്ഷപ്രവര്‍ത്തകര്‍ ഞങ്ങളുടെ അടുത്ത് വന്ന് കട്ടര്‍ കൊടുക്കാന്‍ പറയുന്നു fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയില്‍ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോണ്‍ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുണ്‍ സാര്‍ ഫ്‌ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു അപ്പോഴേക്കും കേരള ഫയര്‍ഫോഴ്‌സ്, Police, Collector എല്ലാവരും എത്തിയിരുന്നു എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ എത്തുന്ന മുന്നെ കൊറോണയെ പോലും ഓര്‍ക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്‌ലൈറ്റ് ആണ് എന്നും കുറച്ച്‌പേര് എങ്കിലുംകോവിഡ് 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം ചെയ്യുന്നവര്‍ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാല്‍ എല്ലാം പൊട്ടിത്തെറിക്കാന്‍ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങള്‍ 2010 മെയ് 22 ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങള്‍ മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ് വിമാനം ഒരു അഗ്‌നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ സര്‍ അഖിലേഷ് സര്‍ ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്നും നിങ്ങള്‍ മായാതെ ഒരു നോവായി നില്‍ക്കും പ്രണാമം Karipur Crash കൊണ്ടോട്ടിയിലെ നാട്ടുകാരേ, നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ജീവനക്കാരിയുടെ കുറിപ്പ് Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Drowning ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് Omicron variant ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണം ഡൽഹി സർക്കാർ ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് Fuel prices മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വില Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Thel movie ജാസി ഗിഫ്റ്റിന്റെ 'അഴകിയ പുതു മഴവിൽ' ഗാനവുമായി 'തേൾ' സിനിമ പത്തനംതിട്ട: ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്‌വിഇപി) പദ്ധതിയിലേക്ക് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷമ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എംഇസി) തെരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേയുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. . പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പും അയല്‍ക്കൂട്ട അംഗത്വം തെളിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ 30ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 04682221807, 7025355299, ഫോമ വില്ലേജിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചു തിരുവല്ല:അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്തിലെ ഫോമ വില്ലേജിലെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിഷാ അശോകൻ വിതരണോദ്ലാടനം നിർവഹിച്ചു. ഫോമ പ്രസിഡന്‍റ് അനിയൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി. ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവൻ, കേരള കണ്‍വഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ് ഗ്രാമപഞ്ചായത്തംഗം ഷാജി മാത്യൂ, വർഗീസ് മാമ്മൻ,അനിൽ എസ.് ഉഴത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.2018ലെ പ്രളയദുരിതത്തിൽപെട്ടവർക്ക് ഫോമയുടെ നേതൃത്വത്തിൽ 36 വീടുകളാണ് നിർമിച്ചു നൽകിയിട്ടുള്ളത്. എട്ട് അടിയോളം ഉയരത്തിൽ തുണുകളിൽ നിർമിച്ച വീടുകളിൽ വെള്ളം കയറിയിട്ടില്ല. 9645323437, എന്ന നമ്പറുകളിലോ ബന്ധപ്പെടണം. ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ പത്തനംതിട്ട: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി നാളെ ജില്ലയില്‍ വിവിധ പരി ചെങ്ങറ ഭൂസമരസമിതിയുടെ 48 മണിക്കൂര്‍ രാപകല്‍ സമരം ഇന്നു മുതല്‍‌ പത്തനംതിട്ട: ചെങ്ങറ പാക്കേജ് നടപ്പിലാക്കാന്‍ അധിക തര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് ഭൂസമരസമിതി നേതൃത്വത്ത എംസിവൈഎം അടൂര്‍ വൈദിക ജില്ല സുവര്‍ണ ജൂബിലി സമാപനം അടൂര്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്‍റ് അടൂര്‍ വൈദിക ജില്ലയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം അടൂര്‍ തിരു മന്ത്രിക്കെതിരെ വിമര്‍ശനം;‌ സംരക്ഷിച്ച് ജില്ലാ സെക്രട്ടറി‌ പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ് കരുതല്‍, നന്മ വിരുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതികളായ കരുതല്‍ പദ്ധതി, ന പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി നഗ്‌നചിത്രങ്ങള്‍ തിരുവല്ല: മുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാ വേഗപ്പൂട്ട് സംവിധാനം നോക്കുകുത്തി; അമിതവേഗത്തിനെതിരെ നടപടിയില്ല ‌ പത്തനംതിട്ട: വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ വേഗപൂട്ട് സംവിധാനം നോക്കുകുത്തിയ പത്തനംതിട്ട: റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകളുട തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം ‌ കോഴഞ്ചേരി: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍ തെള്ളിയൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ തിരുനാള്‍ തെള്ളിയൂര്‍: സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ഇടവക തിരുനാളിനു തുടക്കംകുറിച്ച് ഫാ.  അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാത്തത് മൂലം ജനങ്ങള്‍ക പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്‍റെ ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷീ പത്തനംതിട്ട: ഇന്നലെ 165 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതേവരെ 200645 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട് ഭവാനിയമ്മയ്ക്കു മക്കള്‍ സംരക്ഷണം നല്‍കണമെന്ന് ഉത്തരവ്‌ അടൂര്‍: തോട്ടക്കോണം വാലു തെക്കേതില്‍ പുരുഷോത്തമന്‍ പിള്ളയുടെ ഭാര്യ ഭവാനിയമ്മയ്ക്ക് (77) മക്കള്‍ സംരക്ഷണം നല്‍കണമെന്ന പത്തനംതിട്ട: വ്യക്തികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവരും മാതൃകയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ അപകടം പതിയിരിക്കുന്ന മേലേ വെട്ടിപ്രം ജംഗ്ഷൻ പത്തനംതിട്ട: നഗരത്തിലെ മേലേ വെട്ടിപ്പുറം ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം പതിവാകുന്നു. നഗരസഭ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം‌ അടൂര്‍: ഫണ്ട് അനുവദിച്ചതായി പറയുമ്പോഴും നഗരസഭ സ്‌റ്റേഡിയം നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം. കിഫ്ബിയില്‍ നിന് അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീശങ്കരകലാപീഠത്തിന്‍റെ ഉദ്ഘാടനം ചലച്ചിത്രതാരവും നര് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കും ‌ റാന്നി: റാന്നി ബ്ലോക്കു പഞ്ചായത്തില്‍ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെയും ഐസിഡിഎസിന്‍റെയും നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ വടശേരിക്കര: വടശേരിക്കരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള പത്തനംതിട്ട: കേരളാ സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷ്യൻ അസോസിയേഷൻ പത്തനംതിട്ട ടൗൺ ബ്ലോക്ക് സമ്മേളനം സംസ്ഥാ റാന്നി: മണ്ഡല മകരവിളക്കു കാലത്ത് പ്ലാച്ചേരിയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കുന്നതിനാവ മണ്ണാരക്കുളഞ്ഞി റോഡു പണി തകൃതിയിൽ, മേക്കൊഴൂർ യാത്ര ദുരിതത്തിൽ മണ്ണാരക്കുളഞ്ഞി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണാരക്കുളഞ്ഞി കോന്നി: ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കുളം ഗവണ്‍മെന്‍റ് എൽപി സ്കൂളിനെ ഉന്നത നില കോഴഞ്ചേരി: ഡൽഹി കർഷക സമരത്തിന്‍റെ ഒരു വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് കോഴഞ്ചേരിയിൽ നടന്ന കർഷക കൂട്ടായ്മ ക അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ ഫിസിക്സ് ഒഴിവ് ‌ അടൂർ: ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ് കോളജിൽ അസിസ്റ്റന്‍റ് പ്രഫസർ ഇൻ ഫിസിക്സ് തസ്തികയ കുടുംബശ്രീ നാടിന്‍റെ മുഖശ്രീ: ഡെപ്യൂട്ടി സ്പീക്കർ ‌ കടന്പനാട്: കുടുംബശ്രീയെ ശക്തിപ്പെടുത്തേണ്ടത് നാടിന്‍റെ ശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കുടുംബശ്രീ ന പത്തനംതിട്ട: ദീർഘ നാളത്തെ സേവനത്തിനു ശേഷം പത്തനംതിട്ട ജില്ലയിലെ വിവിധ എയ്ഡഡ് കോളജിൽ നിന്നും വിരമിച്ച എകെപിസിടിഎ അ മുംബൈ ഭീകരാക്രമണം വാർഷികം: ജില്ലാ കളക്ടർ പുഷ്പചക്രം സമർപ്പിച്ചു പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്‍റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യു ടീമും, സിവി പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശബരിമല തീർഥാടനത്തിന്‍റെ ഹബ്ബാകുന്നതിൽ നഗരത്തിലെ വ്യാപാരമേഖ പത്തനംതിട്ടയിൽ കെഎസ്ആർടിസി ശബരിമല ഹബ്ബ് ഉ്ദ്ഘാടനം ചെയ്തു പത്തനംതിട്ട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിന്‍റെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട പന്പ ചെയിൻ സർവീസ് ഫ്ളാ അച്ചൻകോവിലാർ തീരങ്ങൾ സംരക്ഷിക്കണം; ജില്ലാ കളക്ടർക്കു നിവേദനം നൽകി ‌ പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ നിരന്തരം തീരമിടിയുന്ന അച്ചൻകോവിലാറിന്‍റെ വശങ്ങൾ അടിയന്തരമായി കെട്ടാൻ നടപടി സ്വീക തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്ക് ‌ പത്തനംതിട്ട: വാര്യാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വളർത്തുമൃഗങ്ങളെയും ആക്ര വീഡിയോ ചിത്രീകരണത്തിനു തടസമുണ്ടാക്കിയത് തങ്ങളല്ലെന്ന് യുഡിഎഫ് ‌ പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്താൻ യുഡിഎഫ് തുക അടച്ച തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് ‌ പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയുമായി തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ മലയാലപ്പുഴ: വാഴകൃഷിക്ക് വിത്തും ജൈവവളവും സമഗ്ര പുരയിട കൃഷി, പച്ചക്കറി കൃഷി, ഗ്രോ ബാഗ് നിർമാണം, നെൽകൃഷി വികസനം, സു സംയുക്ത ക്രിസ്മസ് സ്വാഗതസംഘം രൂപീകരിച്ചു ‌ ഓമല്ലൂർ: 91 -ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് ഓമല്ലൂരിൽ നടക്കും. റാലി, സമ്മേളനം, ഗാനസന്ധ്യ എന്നീ പരിപാടികളു മോഷണം, ദേഹോപദ്രവം കേസുകളിലെ പ്രതി പിടിയിൽ പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം, ദേഹോപദ്ര പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 164 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതേവരെ 200480 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ള മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ആദരം ‌ തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക് പത്തനംതിട്ട: ജില്ലയിലെ റോഡുകൾക്കും നിർമാണങ്ങൾക്കും ബലക്ഷയവും തകരാറും ഉണ്ടാകാൻ കാരണമാകുന്ന വിധം അമിതഭാരം കയറ്റി ഹോസ്റ്റൽ വാർഡൻ നിയമനം: കൂടികാഴ്ച ഡിസംബർ മൂന്നിന് പത്തനംതിട്ട: ജില്ലാ പട്ടികവർഗ വികസന ഓഫീസിന്‍റെ നിയന്ത്രണത്തിലുള്ള ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിൽ ഒഴിവുള യൂസർ ഫീ നൽകാതെ വ്യപാര ലൈസൻസ് പുതുക്കി നൽകില്ല അടൂർ: സ്വന്തമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം പുനരുപയോഗത്തിനും പുനഃചംക്രമണത്ത മധ്യതിരുവിതാംകൂറിന്‍റെ സാന്പത്തികാടിത്തറ പൊതുമേഖലയിൽ പ്രയോജനപ്പെടണം: മന്ത്രി തിരുവല്ല; തിരുവല്ല, കോഴഞ്ചേരി മേഖലകളുടെ സാന്പത്തികാടിത്തറയും നിക്ഷേപവും പൊതുമേഖലയിൽ പരമാവധി പ്രയോജനപ്പെടുത് ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദി, പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക ഓമല്ലൂർ: സംശയകരമായ സാഹചര്യത്തിൽ കണ്ട ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ച് പോലിസിൽ ഏല്പിച്ചു അയൽവാസിയെ വെട്ടിപരിക്കേല്പിച്ച കേസിൽ യുവാവ് പിടിയിൽ തിരുവല്ല: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയായ കവിയൂർ സ്വദേശിയായ യുവാവ് ത സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു പത്തനംതിട്ട: ജില്ലയിലെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി തിരുവല്ല ഈസ്റ്റ് ബാങ്ക്: കള്ളവോട്ടിനെ ആശ്രയിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് യുഡിഎഫ് പത്തനംതിട്ട; തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ അധികാരത്തിലെത്താൻ കള്ളവോട്ടിനെ ആശ്രയിക്കേണ്ട ആവശ്യം തങ്ങൾക് ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ പത്തനംതിട്ട: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി നാളെ ജില്ലയില്‍ വിവിധ പരി ചെങ്ങറ ഭൂസമരസമിതിയുടെ 48 മണിക്കൂര്‍ രാപകല്‍ സമരം ഇന്നു മുതല്‍‌ പത്തനംതിട്ട: ചെങ്ങറ പാക്കേജ് നടപ്പിലാക്കാന്‍ അധിക തര്‍ കാട്ടുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് ഭൂസമരസമിതി നേതൃത്വത്ത എംസിവൈഎം അടൂര്‍ വൈദിക ജില്ല സുവര്‍ണ ജൂബിലി സമാപനം അടൂര്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്‍റ് അടൂര്‍ വൈദിക ജില്ലയുടെ സുവര്‍ണ ജൂബിലി സമാപന സമ്മേളനം അടൂര്‍ തിരു മന്ത്രിക്കെതിരെ വിമര്‍ശനം;‌ സംരക്ഷിച്ച് ജില്ലാ സെക്രട്ടറി‌ പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ് കരുതല്‍, നന്മ വിരുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതികളായ കരുതല്‍ പദ്ധതി, ന പത്തനംതിട്ട: പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി നഗ്‌നചിത്രങ്ങള്‍ തിരുവല്ല: മുന്‍ വനിതാ നേതാവിനെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ സിപിഎം ബ്രാ വേഗപ്പൂട്ട് സംവിധാനം നോക്കുകുത്തി; അമിതവേഗത്തിനെതിരെ നടപടിയില്ല ‌ പത്തനംതിട്ട: വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ വേഗപൂട്ട് സംവിധാനം നോക്കുകുത്തിയ പത്തനംതിട്ട: റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകളുട തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ എല്‍ഡിഎഫിന് സമ്പൂര്‍ണ വിജയം ‌ കോഴഞ്ചേരി: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍ തെള്ളിയൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ തിരുനാള്‍ തെള്ളിയൂര്‍: സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ഇടവക തിരുനാളിനു തുടക്കംകുറിച്ച് ഫാ.  അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാത്തത് മൂലം ജനങ്ങള്‍ക പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്‍റെ ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷീ പത്തനംതിട്ട: ഇന്നലെ 165 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതേവരെ 200645 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട് ഭവാനിയമ്മയ്ക്കു മക്കള്‍ സംരക്ഷണം നല്‍കണമെന്ന് ഉത്തരവ്‌ അടൂര്‍: തോട്ടക്കോണം വാലു തെക്കേതില്‍ പുരുഷോത്തമന്‍ പിള്ളയുടെ ഭാര്യ ഭവാനിയമ്മയ്ക്ക് (77) മക്കള്‍ സംരക്ഷണം നല്‍കണമെന്ന പത്തനംതിട്ട: വ്യക്തികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവരും മാതൃകയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ അപകടം പതിയിരിക്കുന്ന മേലേ വെട്ടിപ്രം ജംഗ്ഷൻ പത്തനംതിട്ട: നഗരത്തിലെ മേലേ വെട്ടിപ്പുറം ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം പതിവാകുന്നു. നഗരസഭ സ്റ്റേഡിയം നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം‌ അടൂര്‍: ഫണ്ട് അനുവദിച്ചതായി പറയുമ്പോഴും നഗരസഭ സ്‌റ്റേഡിയം നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം. കിഫ്ബിയില്‍ നിന് അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീശങ്കരകലാപീഠത്തിന്‍റെ ഉദ്ഘാടനം ചലച്ചിത്രതാരവും നര് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കും ‌ റാന്നി: റാന്നി ബ്ലോക്കു പഞ്ചായത്തില്‍ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെയും ഐസിഡിഎസിന്‍റെയും നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ വടശേരിക്കര: വടശേരിക്കരയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള പത്തനംതിട്ട: കേരളാ സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷ്യൻ അസോസിയേഷൻ പത്തനംതിട്ട ടൗൺ ബ്ലോക്ക് സമ്മേളനം സംസ്ഥാ റാന്നി: മണ്ഡല മകരവിളക്കു കാലത്ത് പ്ലാച്ചേരിയിലൂടെ കടന്നുപോകുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കുന്നതിനാവ മണ്ണാരക്കുളഞ്ഞി റോഡു പണി തകൃതിയിൽ, മേക്കൊഴൂർ യാത്ര ദുരിതത്തിൽ മണ്ണാരക്കുളഞ്ഞി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണാരക്കുളഞ്ഞി കോന്നി: ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കുളം ഗവണ്‍മെന്‍റ് എൽപി സ്കൂളിനെ ഉന്നത നില കോഴഞ്ചേരി: ഡൽഹി കർഷക സമരത്തിന്‍റെ ഒരു വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ച് കോഴഞ്ചേരിയിൽ നടന്ന കർഷക കൂട്ടായ്മ ക അസിസ്റ്റന്‍റ് പ്രൊഫസർ ഇൻ ഫിസിക്സ് ഒഴിവ് ‌ അടൂർ: ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിംഗ് കോളജിൽ അസിസ്റ്റന്‍റ് പ്രഫസർ ഇൻ ഫിസിക്സ് തസ്തികയ കുടുംബശ്രീ നാടിന്‍റെ മുഖശ്രീ: ഡെപ്യൂട്ടി സ്പീക്കർ ‌ കടന്പനാട്: കുടുംബശ്രീയെ ശക്തിപ്പെടുത്തേണ്ടത് നാടിന്‍റെ ശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കുടുംബശ്രീ ന പത്തനംതിട്ട: ദീർഘ നാളത്തെ സേവനത്തിനു ശേഷം പത്തനംതിട്ട ജില്ലയിലെ വിവിധ എയ്ഡഡ് കോളജിൽ നിന്നും വിരമിച്ച എകെപിസിടിഎ അ മുംബൈ ഭീകരാക്രമണം വാർഷികം: ജില്ലാ കളക്ടർ പുഷ്പചക്രം സമർപ്പിച്ചു പത്തനംതിട്ട: മുംബൈ ഭീകരാക്രമണത്തിന്‍റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ഫയർ ആൻഡ് റെസ്ക്യു ടീമും, സിവി പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ശബരിമല തീർഥാടനത്തിന്‍റെ ഹബ്ബാകുന്നതിൽ നഗരത്തിലെ വ്യാപാരമേഖ പത്തനംതിട്ടയിൽ കെഎസ്ആർടിസി ശബരിമല ഹബ്ബ് ഉ്ദ്ഘാടനം ചെയ്തു പത്തനംതിട്ട: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബ്ബിന്‍റെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട പന്പ ചെയിൻ സർവീസ് ഫ്ളാ അച്ചൻകോവിലാർ തീരങ്ങൾ സംരക്ഷിക്കണം; ജില്ലാ കളക്ടർക്കു നിവേദനം നൽകി ‌ പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ നിരന്തരം തീരമിടിയുന്ന അച്ചൻകോവിലാറിന്‍റെ വശങ്ങൾ അടിയന്തരമായി കെട്ടാൻ നടപടി സ്വീക തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്കു പരിക്ക് ‌ പത്തനംതിട്ട: വാര്യാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വളർത്തുമൃഗങ്ങളെയും ആക്ര വീഡിയോ ചിത്രീകരണത്തിനു തടസമുണ്ടാക്കിയത് തങ്ങളല്ലെന്ന് യുഡിഎഫ് ‌ പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്താൻ യുഡിഎഫ് തുക അടച്ച തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് ‌ പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയുമായി തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ മലയാലപ്പുഴ: വാഴകൃഷിക്ക് വിത്തും ജൈവവളവും സമഗ്ര പുരയിട കൃഷി, പച്ചക്കറി കൃഷി, ഗ്രോ ബാഗ് നിർമാണം, നെൽകൃഷി വികസനം, സു സംയുക്ത ക്രിസ്മസ് സ്വാഗതസംഘം രൂപീകരിച്ചു ‌ ഓമല്ലൂർ: 91 -ാമത് സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 25ന് ഓമല്ലൂരിൽ നടക്കും. റാലി, സമ്മേളനം, ഗാനസന്ധ്യ എന്നീ പരിപാടികളു മോഷണം, ദേഹോപദ്രവം കേസുകളിലെ പ്രതി പിടിയിൽ പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം, ദേഹോപദ്ര പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 164 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതേവരെ 200480 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ള മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭയുടെ ആദരം ‌ തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക് പത്തനംതിട്ട: ജില്ലയിലെ റോഡുകൾക്കും നിർമാണങ്ങൾക്കും ബലക്ഷയവും തകരാറും ഉണ്ടാകാൻ കാരണമാകുന്ന വിധം അമിതഭാരം കയറ്റി ഹോസ്റ്റൽ വാർഡൻ നിയമനം: കൂടികാഴ്ച ഡിസംബർ മൂന്നിന് പത്തനംതിട്ട: ജില്ലാ പട്ടികവർഗ വികസന ഓഫീസിന്‍റെ നിയന്ത്രണത്തിലുള്ള ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിൽ ഒഴിവുള യൂസർ ഫീ നൽകാതെ വ്യപാര ലൈസൻസ് പുതുക്കി നൽകില്ല അടൂർ: സ്വന്തമായി സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം പുനരുപയോഗത്തിനും പുനഃചംക്രമണത്ത മധ്യതിരുവിതാംകൂറിന്‍റെ സാന്പത്തികാടിത്തറ പൊതുമേഖലയിൽ പ്രയോജനപ്പെടണം: മന്ത്രി തിരുവല്ല; തിരുവല്ല, കോഴഞ്ചേരി മേഖലകളുടെ സാന്പത്തികാടിത്തറയും നിക്ഷേപവും പൊതുമേഖലയിൽ പരമാവധി പ്രയോജനപ്പെടുത് ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദി, പിതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക ഓമല്ലൂർ: സംശയകരമായ സാഹചര്യത്തിൽ കണ്ട ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ച് പോലിസിൽ ഏല്പിച്ചു അയൽവാസിയെ വെട്ടിപരിക്കേല്പിച്ച കേസിൽ യുവാവ് പിടിയിൽ തിരുവല്ല: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയായ കവിയൂർ സ്വദേശിയായ യുവാവ് ത സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു പത്തനംതിട്ട: ജില്ലയിലെ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി തിരുവല്ല ഈസ്റ്റ് ബാങ്ക്: കള്ളവോട്ടിനെ ആശ്രയിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് യുഡിഎഫ് പത്തനംതിട്ട; തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ അധികാരത്തിലെത്താൻ കള്ളവോട്ടിനെ ആശ്രയിക്കേണ്ട ആവശ്യം തങ്ങൾക് ഒമിക്രോണ്‍: ജി7 ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് യുകെ പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്നു മുതൽ അട്ടപ്പാടിൽ നടന്നത് ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് സുധാകരൻ ബസുകളില്‍ എമർജൻസി ബട്ടണും ട്രാക്കിംഗും സ്ഥാപിക്കുന്ന ജോലി വേഗത്തിൽ ഒമിക്രോണ്‍: ജി7 ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് യുകെ പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്നു മുതൽ അട്ടപ്പാടിൽ നടന്നത് ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് സുധാകരൻ ബസുകളില്‍ എമർജൻസി ബട്ടണും ട്രാക്കിംഗും സ്ഥാപിക്കുന്ന ജോലി വേഗത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod പുതിയ മോട്ടോര്‍സൈക്കിള്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഉചിതമായ സമയമെന്ന് തോന്നുന്നു. നിരവധി നല്ല ഓപ്ഷനുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേസമയം ഏത് മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം സ്വാഭാവികമാണ്. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 125 സിസി, 150 സിസി, 160 സിസി, 180 സിസി/ 200 സിസി സെഗ്‌മെന്റുകളില്‍ വ്യത്യസ്ത ഡിസ്‌പ്ലേസ്‌മെന്റുകളിലായി നിരവധി മോട്ടോര്‍സൈക്കിളുകള്‍ കാണാന്‍ കഴിയും. ഇവിടെ 200 സിസി സെഗ്‌മെന്റിലെ അഞ്ച് മികച്ച മോട്ടോര്‍സൈക്കിളുകളാണ് നല്‍കുന്നത്. ഇവയില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്. ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി Previous 2022 പകുതിയോടെ ഈജിപ്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണം ആരംഭിക്കും Next കെഎസ്ആര്‍ടിസി എല്‍എന്‍ജി ബസുകളുടെ സര്‍വീസ് തുടങ്ങി ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി മേരു കാബ്സ് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും അഞ്ചുകോടി രൂപവരെ വായ്പയുമായി കെഎസ്ഐഡിസി നൈപുണ്യ വികസനം കൂടുതല്‍ ശക്തമാക്കും: മന്ത്രി പി.രാജീവ് ചെറുപ്പക്കാരെ തൊഴിൽ ദാതാക്കളാക്കുന്ന മനോഭാവത്തിലേക്കു സമൂഹം മാറണം: മുഖ്യമന്ത്രി യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ചായ കട നടത്തി കിട്ടിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ വിജയനെയും ഭാര്യ മോഹനയെയും സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇരുവരുടെയും യാത്രകൾക്കും മറ്റും ആരാധകരും ഏറെയാണ്. ഒരുപാട് യാത്രക്കൾ ബാക്കിയാക്കി വിജയൻ ഇപ്പോൾ യാത്രയായിരിക്കുകയാണ്. 76 വയസ്സായിരുന്ന അദ്ദേഹം ഹൃദയഘാദത്തെ തുടർന്ന് ഇന്നാണ് മരണമടഞ്ഞത്. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയനും ഭാര്യ മോഹനയും ചായക്കട നടത്തി കിട്ടിയ വരുമാനം കൊണ്ട് 26 ഓളം രാജ്യങ്ങൾ ആണ് ഇതിനോടകം സന്ദർശിച്ചിട്ടുള്ളത്. കഴിഞ്ഞ 16 വർഷങ്ങളായാണ് ഈ ദമ്പതികൾ ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചത്. അടുത്തിടെയാണ് ഇരുവരും റഷ്യൻ രാജ്യം സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഒക്കെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോവിഡ് കാരണം മുടങ്ങിയ ഇരുവരുടെയും യാത്ര കഴിഞ്ഞ മാസം ആണ് വീണ്ടും ആരംഭിച്ചത്. ഇവരുടെ യാത്രകളെ പോലെ തന്നെ വളരെയധികം ശ്രദ്ധ നേടിയതാണ് ഇവരുടെ ശ്രീ ബാലാജി എന്ന ചായക്കടയും. അടുത്തിടെ ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ഇവരുടെ ചായ കടയിൽ സന്ദർഷകനായി എത്തിയിരുന്നു. ചേർത്തലയിൽ ആയിരുന്നു വിജയൻ- മോഹന ദമ്പതികൾ കൊച്ചിയിലേക്ക് താമസം മാറിയത്തിന് ശേഷമാണ് യാത്രകൾ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. വിജയനെയും മോഹനയെയും കുറിച്ചുള്ള നിരവധി ഫീച്ചറുകളും ആർട്ടിക്കിളുകളും പല മാധ്യമങ്ങളിലായി വന്നിട്ടുള്ളതാണ്. കേരളത്തിലെ സഞ്ചരികളുടെ സാങ്കേതമായിരുന്ന ഇവരുടെ ശ്രീബാലാജി ചായക്കട പലർക്കും ഒരു പ്രചോദനം കൂടിയായിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ക്യാമ്പസില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷത്തില്‍ തന്നെ കാണികളില്‍ ജുഗുപ്‌സ എന്ന വികാരം ഉണര്‍ത്തുന്നതാണ്. ”ദേശീയത തുലയട്ടെ, ഞങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നവര്‍” എന്നെഴുതി മുള്ളുവേലികളുടെ വിലക്കുകള്‍ ലംഘിച്ച് പരസ്പരം ചുംബിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചിത്രമാണ് ഒരു ബോര്‍ഡില്‍. ”ഒന്നു ചിന്തിക്കൂ. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി” എന്നു ചോദിച്ചശേഷം ”ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു” എന്നാണ് മറ്റൊരു പോസ്റ്റര്‍ പ്രഖ്യാപിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും പ്രാകൃതമായി ഇണചേരുന്ന ചിത്രവും വരച്ചുവച്ചിരിക്കുന്നു. ഇത് ആദ്യമായല്ല എസ്എഫ്‌ഐ കേരളവര്‍മ കോളേജ് കാമ്പസ് ഇത്തരം രതിവൈകൃത പ്രദര്‍ശനങ്ങള്‍ക്ക് വേദിയാക്കുന്നത്. 2017 ല്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ കോേളജിലേക്ക് സ്വാഗതം ചെയ്തത് സരസ്വതീ ദേവിയുടെ എം.എഫ്. ഹുസൈന്‍ വരച്ച അശ്ലീല ചിത്രം ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ഹുസൈന്‍ വരച്ച ദേവീദേവന്മാരുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ചും എസ്എഫ്‌ഐ പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ശബരിമല അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുന്നവിധം ആഭാസകരമായ ചിത്രം വരച്ചുവച്ചായിരുന്നു മറ്റൊരിക്കല്‍ എസ്എഫ്‌ഐ തങ്ങളുടെ അശ്ലീലമുഖം പുറത്തെടുത്തത്. മറ്റ് കലാലയങ്ങളിലും അശ്ലീലതയോടുള്ള തങ്ങളുടെ ആഭിമുഖ്യം എസ്എഫ്‌ഐ പ്രകടിപ്പിക്കാറുണ്ട്. 2016 ല്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ ചുമരുകളില്‍ അശ്ലീല പദപ്രയോഗവും, മതസ്പര്‍ധ വളര്‍ത്തുന്ന വാക്കുകളും എഴുതിവച്ചതിന് ആറ് എസ്എഫ്‌ഐക്കാരെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. സാധാരണഗതിയില്‍ മുനിസിപ്പാലിറ്റികളിലെ മൂത്രപ്പുരകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഇത്തരം രതിവൈകൃതങ്ങളുടെ വരകളും സംഭാഷണങ്ങളുമൊക്കെ കോളേജ് ക്യാമ്പസുകളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. എസ്എഫ്‌ഐ എന്തുകൊണ്ട് ഇതിന് തയ്യാറാവുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റ് പ്രത്യയശാസ്ത്രങ്ങളൊക്കെ അപൂര്‍ണവും സാങ്കല്പികവുമാണെന്നും സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കുന്നത് സോഷ്യലിസവും കമ്യൂണിസവുമാണെന്നുള്ള അവകാശവാദങ്ങള്‍ വെറും പാരഡികളായാണ് ക്യാമ്പസുകളില്‍ മുഴങ്ങുന്നത്. ഒരുകാലത്ത് ക്യാമ്പസുകളെ ചുവപ്പിച്ചിരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇപ്പോള്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. മങ്ങിപ്പോയിരിക്കുന്ന പ്രതീകങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ല. ആഗോളതലത്തില്‍ തന്നെ കമ്യൂണിസത്തെ പിന്‍പറ്റുന്ന രാജ്യങ്ങള്‍ എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ചൈനയും ഉത്തരകൊറിയയും ക്യൂബയുമൊക്കെ ഏകാധിപത്യത്തിന്റെ ഭീകരവാഴ്ചകളാണ്. പ്രാഗ് വസന്തം വിരിഞ്ഞ ചെക്കോസ്ലോവാക്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായതാണ് ഏറ്റവും പുതിയ വാര്‍ത്ത. ലെനിനും സ്റ്റാലിനും മാവോയും കാസ്‌ട്രോയുമൊക്കെ തകര്‍ന്നടിഞ്ഞ ബിംബങ്ങളാണ്. ഇവയുടെ ഭഗ്നാവശിഷ്ടങ്ങള്‍ കൂട്ടിയോജിപ്പിച്ച് സമ്മോഹന രൂപങ്ങളാക്കിയാല്‍ ആരെയും ആകര്‍ഷിക്കാനാവില്ല. ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന ചെഗുവേരയുടെ വിപണിമൂല്യം തീരെ കുറഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ യുവാക്കളായ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ലൈംഗിക അരാജകത്വം ഒരു അടവുനയമായി എസ്എഫ്‌ഐ സ്വീകരിക്കുകയാണ്. അശ്ലീലം യുവത്വത്തെ ഇക്കിളിപ്പെടുത്തുമെന്നും ആശയപരമായ ദാര്‍ഢ്യമോ ആദര്‍ശതീവ്രതയോ ഇല്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ വശീകരിക്കാന്‍ ഇതിനു കഴിയുമെന്നും എസ്എഫ്‌ഐ കരുതുന്നതിന്റെ പ്രകടിത രൂപമാണ് പ്രാകൃതമായ ലൈംഗിക കാമനകളെ കൂട്ടുപിടിക്കാന്‍ കാരണം. കേരളവര്‍മ കോളേജില്‍ എസ്എഫ്‌ഐ ആവര്‍ത്തിക്കുന്ന ഇത്തരം അശ്ലീല പ്രദര്‍ശനങ്ങള്‍ക്ക് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള അധ്യാപകരുടെ പൂര്‍ണമായ പിന്തുണയും ലഭിക്കുന്നു. അതിനാല്‍ ശക്തമായ പ്രതിഷേധമുയര്‍ന്നാലും ഇത്തരം ബോര്‍ഡുകള്‍ എസ്എഫ്‌ഐ എടുത്തുമാറ്റാറില്ല. ഒടുവില്‍ പാര്‍ട്ടിയുടെ അനുമതി ലഭിക്കുമ്പോള്‍ മാത്രമാണ് ഇവ നീക്കം ചെയ്യാറുള്ളത്. സമൂഹമാധ്യമങ്ങളില്‍ തുടര്‍ന്നും ഇത്തരം ചിത്രങ്ങള്‍ നിലനിലനില്‍ക്കുമെന്ന ഉറപ്പിലാണ് ഇങ്ങനെ ചെയ്യുന്നതുപോലും. ഇത് തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന വാദവും എസ്എഫ്‌ഐ ഉന്നയിക്കാറുണ്ട്. അതേസമയം മറ്റ് സംഘടനകള്‍ക്ക് ഈ അവകാശം എസ്എഫ്‌ഐ അനുവദിച്ചു കൊടുക്കാറുമില്ല. കാഞ്ഞങ്ങാട് സെന്റ് പയസ് കോളജ്, നാട്ടിക എസ്എന്‍ കോളജ്, ചെങ്ങന്നൂര്‍ എസ്എന്‍ കോളജ് എന്നിവിടങ്ങളിലെ മാഗസിനുകള്‍ ഇടതുപക്ഷ വിരുദ്ധത ഒളിച്ചുകടത്തുന്നു എന്ന് ആരോപിച്ചു എസ്എഫ്‌ഐ തടഞ്ഞുവച്ചത് ഇതിന് തെളിവാണ്. അതേസമയം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ‘വിശ്വവിഖ്യാതമായ തെറി’ എന്ന മാഗസിന്‍ എസ്എഫ്‌ഐ പുറത്തിറക്കുകയും ചെയ്തു. കേരളത്തിലെ ക്യാമ്പസുകളെ അക്രമവല്‍ക്കരിച്ചത് എസ്എഫ്‌ഐയാണ്. പ്രാകൃതവും കിരാതവുമായ അക്രമങ്ങളാണ് ഇവര്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്കുനേരെ അഴിച്ചുവിടാറുള്ളത്. ഈ ആക്രമണങ്ങളെ തുടര്‍ന്ന് പഠനം നിര്‍ത്തിയവരുണ്ട്. കൈകാലുകള്‍ നഷ്ടപ്പെട്ടവരുണ്ട്. കണ്ണു കുത്തിപ്പൊട്ടിച്ചതിനാല്‍ കാഴ്ചശക്തി പോയവരുണ്ട്. ജീവന്‍ നഷ്ടമായവരുണ്ട്. ജീവച്ഛവമായി മാറിയവരുണ്ട്. ജനാധിപത്യവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ ഈ അതിക്രമങ്ങളോട് ചിലപ്പോഴൊക്കെ മറ്റുള്ളവര്‍ പ്രതികരിക്കാറുണ്ടെങ്കിലും വില്ലന്‍ എസ്എഫ്‌ഐ ആയിരിക്കും. അക്രമങ്ങള്‍ നടത്തി ആധിപത്യം നേടുകയും ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന മനോരോഗികളായവര്‍ എല്ലാ ക്യാമ്പസുകളിലും എസ്എഫ്‌ഐ സംഘടനാ നേതൃത്വത്തിന്റെ അവിഭാജ്യഘടകമായിരിക്കും. ഇത്തരക്കാരെ ഏതു സന്ദര്‍ഭത്തിലും രക്ഷിക്കുകയെന്നത് സിപിഎമ്മിന്റെ നയവുമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുമ്പോള്‍ ജനരോഷം തണുപ്പിക്കാന്‍ ഇവരെ സസ്‌പെന്റ് ചെയ്യുക, സംഘടനയില്‍നിന്ന് പുറത്താക്കുക എന്നിങ്ങനെയൊക്കെ ചെയ്യാറുണ്ടെങ്കിലും അതൊരു ഒത്തുകളിയുടെ ഭാഗമായിരിക്കും. ഇങ്ങനെ പുറത്താക്കപ്പെട്ടവര്‍ അധികം വൈകാതെ എസ്എഫ്‌ഐയിലോ സിപിഎമ്മിലോ തിരിച്ചെത്തും. ഇത്തരക്കാരെ സംരക്ഷിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ ലഭിക്കാന്‍ ആവശ്യമാണെന്ന നയമാണ് സിപിഎം സ്വീകരിക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ സജീവമായതോടെ എസ്എഫ്‌ഐ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങള്‍ വലിയ ചര്‍ച്ചയാവുകയും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് വലിയൊരു പ്രശ്‌നമായി എസ്എഫ്‌ഐ നേതൃത്വം കാണുന്നുണ്ട്. ഇതിനാലാവാം ഹിംസ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുമ്പോള്‍ തന്നെ അസാന്മാര്‍ഗികതയെ പിന്‍പറ്റിക്കൊണ്ട് വിദ്യാര്‍ത്ഥികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുവാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നത്. ഇതിന്റെ ക്ലൈമാക്‌സാണ് കേരളവര്‍മ കോളജില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് എസ്എഫ്ഐക്ക് പരമ്പരാഗതമായി കിട്ടിയിട്ടുള്ളതാണ്. ഇവര്‍ പാടിപ്പുകഴ്ത്താറുള്ള കമ്യൂണിസ്റ്റ് സ്വേച്ഛാധിപതികളില്‍ പലരും ലൈംഗിക അരാജകവാദികളായിരുന്നു. കാറല്‍ മാര്‍ക്‌സിന്റെ ജീവിതം യൂറോപ്പിലെ തന്നെ സാന്മാര്‍ഗികതയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. വേലക്കാരിയില്‍ തനിക്കുണ്ടായ കുട്ടിയെ അംഗീകരിക്കാന്‍ പോലും മാര്‍ക്സ് തയ്യാറായില്ല. സൈബീരിയന്‍ തടവുകാലത്ത് 35 വയസ്സുള്ള ജോസഫ് സ്റ്റാലിനില്‍നിന്ന് പതിമൂന്ന് വയസ്സുള്ള ലിന്‍ഡ എന്ന പെണ്‍കുട്ടി അവിഹിത ഗര്‍ഭം ധരിച്ചത് ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലെനിന്റെ ഭാര്യയായ ക്രൂപ്‌സ്‌കായയോട് സ്റ്റാലിന്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതാണ് ഇരുവരും തമ്മില്‍ അകലാനുള്ള കാരണങ്ങളിലൊന്ന്. മാവോ സേതൂങ്ങിന്റെ കുത്തഴിഞ്ഞതും വികൃതവുമായ ലൈംഗിക ജീവിതത്തെക്കുറിച്ച് ചികിത്സിച്ച ഡോക്ടര്‍ തന്നെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വന്യമായ ലൈംഗികാഭിവാഞ്ചയുള്ള ഫിഡല്‍ കാസ്ട്രോ തന്റെ ജീവിതകാലത്ത് 35000 സ്ത്രീകളുമായി വേഴ്ച നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ക്യൂബയിലെ ഹവാന ബീച്ചില്‍ നിന്ന് ഇതിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ സംവിധാനങ്ങളുണ്ടായിരുന്നുവത്രേ. അര്‍ജന്റീനയിലായിരുന്ന ചെറുപ്പകാലം മുതല്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നയാളായിരുന്നു ചെഗുവേര. പിന്നീട് ക്യൂബയിലും ബൊളീവിയയില്‍ വച്ചും ഇത് തുടര്‍ന്നു. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളില്‍ പലരും ഒളിവുജീവിതകാലത്ത് പലരുമായും അവിഹിത ബന്ധത്തിലേര്‍പ്പെട്ടതിന്റെ കഥകള്‍ നിരവധിയാണ്. നാടകാചാര്യനായിരുന്ന തോപ്പില്‍ ഭാസി ആത്മകഥയായ ഒളിവിലെ ഓര്‍മകളില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മാന്യന്മാരായി കരുതപ്പെടുന്ന ചില കമ്യൂണിസ്റ്റ് നേതാക്കള്‍ അവിഹിത സന്തതികള്‍ക്കു പോലും ജന്മം നല്‍കിയിട്ടുള്ളതായി പാര്‍ട്ടി രഹസ്യങ്ങള്‍ അറിയാവുന്നവര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വെളിപ്പെടുത്താറുണ്ട്. എം.എ. ബേബിയെപ്പോലുള്ള സിപിഎം നേതാക്കള്‍ ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കുന്നതും ആശയപരമായ പിന്‍തുണ നല്‍കുന്നതും നമുക്കറിവുള്ളതാണ്. സ്വവര്‍ഗരതിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനയും സരസ്വതീ ദേവിയെ അപകീര്‍ത്തിപ്പെടുത്തി അശ്ലീല ചിത്രം വരച്ച എം.എഫ്. ഹുസൈനെ ന്യായീകരിച്ചതും സാംസ്‌കാരിക മന്ത്രിയായിരിക്കെ രാജാരവിവര്‍മ്മ അവാര്‍ഡ് നല്‍കി ഹുസൈനെ ആദരിച്ചതുമൊക്കെ ബേബിയുടെ ഈ നിലപാട് വ്യക്തമാക്കുന്നതാണ്. ഇതേ മനോഭാവം തന്നെയാണ് കേരള വര്‍മ്മ കോളജില്‍ നഗ്‌നചിത്രം സ്ഥാപിക്കുന്ന എസ്എഫ്ഐ പിന്‍പറ്റുന്നതും. ‘ഭൂഗോളം ലൈംഗിക വിമോചനം ആവശ്യപ്പെടുന്നു’ എന്നൊക്കെ മഹത്തായ കാര്യമായി അവതരിപ്പിക്കുന്ന എസ്എഫ്‌ഐയുടെ മനസ്സിലിരുപ്പ് വ്യക്തമാണ്. ഇന്റര്‍നെറ്റ് കഫേകളില്‍ എന്തും കാണാനുള്ള സൗകര്യം അനുവദിച്ച് കൗമാരക്കാരെ ആകര്‍ഷിച്ച് പണമുണ്ടാക്കുന്നതുപോലുള്ള തന്ത്രമാണിതും. യുവാക്കള്‍ സഹജമായിത്തന്നെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെയും ദു:സ്വാതന്ത്ര്യത്തിന്റെയും അതിരുകള്‍ നേര്‍ത്തതാണ്. ഇതറിഞ്ഞുകൊണ്ട് സദാചാരത്തിന്റെയും സാന്മാര്‍ഗികതയുടെയും പരിധികള്‍ ലംഘിക്കാനുള്ള അവസരം എസ്എഫ്‌ഐ ബോധപൂര്‍വം സൃഷ്ടിക്കുകയാണ്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഈ കെണിയില്‍ വീണു പോവുകയും ചെയ്യുന്നു. ഇത് സംഘടനാപരമായി മുതലാക്കാന്‍ എസ്എഫ്ഐക്ക് അറിയാം. പഠനം ഉഴപ്പിയും പരീക്ഷകള്‍ എഴുതാതെയും നടക്കുന്ന യുവ സഖാക്കളെ സഹായിക്കാന്‍ എസ്എഫ്‌ഐക്ക് സംവിധാനമുണ്ട്. മതിയായ അറ്റന്റന്‍സ് ഇല്ലാത്തവര്‍ക്ക് അത് അനുവദിക്കുക. ചോദ്യപേപ്പര്‍ വീട്ടില്‍ കൊണ്ടുപോയിപ്പോലും പരീക്ഷ എഴുതാന്‍ അവസരം നല്‍കുക. പരീക്ഷയില്‍ തോറ്റവരേയും മാര്‍ക്കു നല്‍കി വിജയികളായി പ്രഖ്യാപിക്കുക. സെം ഔട്ടായവരെ ക്യാമ്പസില്‍ തങ്ങാന്‍ അനുവദിക്കുക. ഇവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന അതിക്രമങ്ങള്‍ക്ക് അധ്യാപകരുടെ പിന്തുണ ഉറപ്പാക്കുക. ഇവയൊക്കെ കാലങ്ങളായി എസ്എഫ്‌ഐ വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്. ക്ലാസ് റൂമുകളിലെ ബെഞ്ചും ഡസ്‌കുമൊക്കെ വെട്ടിക്കീറി തീയുണ്ടാക്കി അതില്‍ മാംസം ചുട്ടുതിന്നുന്നതുവരെ ഇതില്‍പ്പെടുന്നു. ഇക്കൂട്ടര്‍ ക്യാമ്പസുകളില്‍ ‘ബീഫ് ഫെസ്റ്റ്’ നടത്തുന്നതില്‍ അതിശയിക്കാനൊന്നുമില്ല. എസ്എഫ ്‌ഐയുടെ അസാന്മാര്‍ഗികതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ് ഇടതുപക്ഷ യൂണിയനില്‍പ്പെടുന്ന ബഹുഭൂരിപക്ഷം അധ്യാപകരും. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര എസ്എഫ് ഐക്കാര്‍ കത്തിച്ചത് ഇടതു അധ്യാപക സംഘടനയില്‍പ്പെട്ടവരുടെ ഒത്താശയോടെയാണ്. പാലക്കാട് വിക്‌ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന അധ്യാപികയ്ക്ക് കുഴിമാടം ഒരുക്കിയപ്പോഴും നിന്ദ്യമായ ആ നടപടിക്കെതിരെ സഹഅധ്യാപകരൊന്നും രംഗത്തുവന്നില്ല. എസ്എഫ്‌ഐയുടെ ഇത്തരം അസാന്മാര്‍ഗിക വൃത്തികളെ ഏതെങ്കിലും അധ്യാപകര്‍ എതിര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ അവരെ ഒറ്റപ്പെടുത്താനും അപമാനിക്കാനും എസ്എഫ് ഐയ്ക്ക് മടിയില്ല. ഹണിട്രാപ്പു പോലും ഇതിനായി ഉപയോഗിച്ചെന്നു വരാം. അതിനും ഈ സംഘടനയില്‍ ആളുണ്ടാവും. പ്രായേണ സാമ്പത്തിക ശേഷി കുറവുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്ന വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനായാല്‍ അവര്‍ എക്കാലവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ധാരണയാണ് എസ്എഫ്‌ഐക്കുള്ളത്. ഇങ്ങനെയാണ് പലപ്പോഴും സംഭവിക്കാറുള്ളതും. പഠിക്കാനയച്ച മകള്‍ ഗര്‍ഭിണിയായി മടങ്ങി വന്നതിന്റെ ദുഃഖം പങ്കുവയ്ക്കുന്ന സിപിഎം നേതാവായ അച്ഛന്‍ ഒരു പ്രതീകമാണ്. എസ്എഫ്‌ഐയുടെ വിജയമാതൃകയാണ് ഈ വിദ്യാര്‍ത്ഥിനി. ദേശീയതയെ നിന്ദിക്കുകയും ലൈംഗിക അരാജകത്വത്തെ പുകഴ്ത്തുകയും ചെയ്യുന്ന എസ്എഫ്‌ഐ ജിഹാദിസത്തെ വെള്ള പൂശുകയും ചെയ്യുന്നു. താലിബാനെയും അമേരിക്കയെയും ഒരുപോലെ കുറ്റപ്പെടുത്തി ആദ്യത്തേതിനെ ന്യായീകരിക്കുന്നതാണ് കേരളവര്‍മ കോേളജിലെ മറ്റൊരു പോസ്റ്റര്‍. സുരക്ഷാ ഭടന്മാരെ എറിയാന്‍ ഒരു പാലസ്തീനിയന്‍ തീവ്രവാദി കയ്യില്‍ കല്ലുമായി നില്‍ക്കുന്നതാണ് മറ്റൊരു പോസ്റ്റര്‍. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെയും സിപിഎമ്മിന്റെ നയത്തിന് അനുസൃതമാണ് എസ്എഫ്‌ഐയുടെ പോസ്റ്ററുകള്‍. പാലസ്തീനിലെ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ മലയാളിയായ ഒരു നഴ്‌സ് കൊല്ലപ്പെട്ടപ്പോള്‍ പോലും അതിനെ അപലപിക്കാന്‍ കൂട്ടാക്കാതെ അനുശോചനക്കുറിപ്പ് തിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അഫ്ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചപ്പോഴും ജമാഅത്തെ ഇസ്ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമൊപ്പം ആഗോള ഇസ്ലാമിക ഭീകരതയുടെ പക്ഷത്താണ് തങ്ങളെന്ന് സിപിഎം പലതരത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇതേ പാതയിലാണ് എസ്എഫ്‌ഐയും. ആവശ്യമായ ഒത്താശകളെല്ലാം ചെയ്തുകൊടുത്ത് ക്യാമ്പസുകളില്‍ ഇസ്ലാമിക ഭീകരവാദത്തെ കുടിയിരുത്തിയത് എസ്എഫ്‌ഐയാണ്. എറണാകുളം മഹാരാജാസ് കോളേജിലെ ജിഹാദികള്‍ തങ്ങളിലൊരുവന്റെ ജീവനെടുത്തിട്ടും ഇസ്ലാമിക ഭീകരവാദത്തെ തള്ളിപ്പറയാന്‍ എസ്എഫ്‌ഐക്ക് കഴിയുന്നില്ല. ഇസ്ലാമിക തീവ്രവാദികള്‍ക്ക് സംഘടനാ ശേഷിയില്ലാത്ത ക്യാമ്പസുകളില്‍ ഇക്കൂട്ടര്‍ എസ്എഫ്‌ഐ ആയാണ് പ്രത്യക്ഷപ്പെടുക. സന്മാര്‍ഗ ചിന്തയില്ലാത്ത, അക്രമവാസനയും പണവും വേണ്ടുവോളമുള്ള ക്യാമ്പസ് ജിഹാദികള്‍ക്ക് ഇരകളാകാന്‍ വിദ്യാര്‍ത്ഥിനികളെ പരുവപ്പെടുത്തുന്ന പണിയാണ് അറിഞ്ഞോ അറിയാതെയോ എസ്എഫ്‌ഐ ചെയ്യുന്നത്. ലൗജിഹാദിന്റെ ശില്പശാലകളായി എസ്എഫ്‌ഐ ഭരിക്കുന്ന ക്യാമ്പസുകള്‍ മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഇസ്ലാമിക ഭീകരതയെ ആദര്‍ശവല്‍ക്കരിക്കുന്ന എസ്എഫ്‌ഐയില്‍ നിന്ന് പിഎഫ്‌ഐ എന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലേക്കുള്ള ദൂരം ഓരോദിവസം ചെല്ലുന്തോറും കുറഞ്ഞുവരികയാണ്. അപകടകരമായ ഈ അവിശുദ്ധ സഖ്യത്തെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം തീര്‍ക്കുന്നില്ലെങ്കില്‍ ക്യാമ്പസുകളുടെ ഭാവി അശുഭകരമായിരിക്കും. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. സൈന്യത്തിന്റേത് മഹത്തായ സേവനം: രാജ്‌നാഥ് സിംഗ് ഭാരതീയ സംസ്‌കാരത്തിന്റെ നിലനില്പിന് കാരണം സേവാഭാവം:ഡോ. മോഹന്‍ ഭാഗവത് ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കും, മയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തും; കെസി വേണുഗോപാല്‍ – Media Mangalam എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കും, മയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തും; കെസി വേണുഗോപാല്‍ ന്യൂഡല്‍ഹി: എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പിലൂടെയാകും തീരുമാനമെടുക്കുക എന്നും ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല പ്രസിഡന്റ് ആയ സോണിയ ഗാന്ധി അനാരോഗ്യം നിമിത്തം പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സോണിയ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. അനാരോഗ്യം മൂലം സോണിയയ്ക്കു സജീവമാവാനാവാത്തതിനാല്‍ രാഹുല്‍ തുടര്‍ന്നും പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ നെഹ്‌റു കുടുംബത്തിനു പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ ജൂണില്‍, സംഘടന തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ പരേതനായ ഭര്‍ത്താവിന്റെ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി തൃശൂരിൽ മോൻസൻ മോഡൽ തട്ടിപ്പ്; 20 കിലോയുടെ വ്യാജ വിഗ്രഹവുമായി അറസ്റ്റിലായത് സ്ത്രീ ഉൾപ്പെടെ ഏഴ് പേർ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് പകരം കോവിഡ് വാക്‌സിൻ നൽകി; സംഭവം തിരുവനന്തപുരം ആര്യനാട് താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ കൊലപാതകം; സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സിപിഎം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് കെഎസ്ആര്‍ടിസി മരിച്ചു! കോടതിയുടെ സ്റ്റേയും മറികടന്ന് ആനവണ്ടികള്‍ ‘സ്വിഫ്റ്റാ ‘കുന്നു; യൂണിയനുകളും ജീവനക്കാരും പോലും അറിയാതെ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മൂന്നംഗ സംഘം വെട്ടി കൊന്നു; ആക്രമണം നടത്തിയത് ആരെന്ന് അവ്യക്തം; കൊലപാതകികൾ ആർഎസ്എസ് എന്ന് സിപിഎം സഞ്ജിത്ത്‌ വധം; ഒരു പ്രതി കൂടി പിടിയിൽ; അറസ്റ്റിലായവരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടു സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് കെഎസ്ആര്‍ടിസി മരിച്ചു! കോടതിയുടെ സ്റ്റേയും മറികടന്ന് ആനവണ്ടികള്‍ ‘സ്വിഫ്റ്റാ ‘കുന്നു; യൂണിയനുകളും ജീവനക്കാരും പോലും അറിയാതെ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മൂന്നംഗ സംഘം വെട്ടി കൊന്നു; ആക്രമണം നടത്തിയത് ആരെന്ന് അവ്യക്തം; കൊലപാതകികൾ ആർഎസ്എസ് എന്ന് സിപിഎം സഞ്ജിത്ത്‌ വധം; ഒരു പ്രതി കൂടി പിടിയിൽ; അറസ്റ്റിലായവരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി 6 മലയാളികൾ; എം. എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി – Media Mangalam ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ ഇടം നേടി 6 മലയാളികൾ; എം. എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി ഫോബ്‌സ് മാസികയുടെ അതി സമ്പന്നന്മാരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ. ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി മാറി. അഞ്ച് മില്യൺ ഡോളറാണ്(37,500 കോടി രൂപ) ലുലു ഗ്രൂപ് ചെയർമാനായ യൂസഫലിയുടെ ആസ്തി. ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം. ‘വീണ്ടും സ്വാഗതം, എയർ ഇന്ത്യ’; 68 വർഷത്തിന് ശേഷം എയർ ഇന്ത്യ തന്റെ കൈകളിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് രത്തൻ ടാറ്റ ബസില്‍ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയില്‍ തൃശൂരിൽ മോൻസൻ മോഡൽ തട്ടിപ്പ്; 20 കിലോയുടെ വ്യാജ വിഗ്രഹവുമായി അറസ്റ്റിലായത് സ്ത്രീ ഉൾപ്പെടെ ഏഴ് പേർ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് പകരം കോവിഡ് വാക്‌സിൻ നൽകി; സംഭവം തിരുവനന്തപുരം ആര്യനാട് താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ കൊലപാതകം; സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സിപിഎം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് കെഎസ്ആര്‍ടിസി മരിച്ചു! കോടതിയുടെ സ്റ്റേയും മറികടന്ന് ആനവണ്ടികള്‍ ‘സ്വിഫ്റ്റാ ‘കുന്നു; യൂണിയനുകളും ജീവനക്കാരും പോലും അറിയാതെ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മൂന്നംഗ സംഘം വെട്ടി കൊന്നു; ആക്രമണം നടത്തിയത് ആരെന്ന് അവ്യക്തം; കൊലപാതകികൾ ആർഎസ്എസ് എന്ന് സിപിഎം സഞ്ജിത്ത്‌ വധം; ഒരു പ്രതി കൂടി പിടിയിൽ; അറസ്റ്റിലായവരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടു സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് കെഎസ്ആര്‍ടിസി മരിച്ചു! കോടതിയുടെ സ്റ്റേയും മറികടന്ന് ആനവണ്ടികള്‍ ‘സ്വിഫ്റ്റാ ‘കുന്നു; യൂണിയനുകളും ജീവനക്കാരും പോലും അറിയാതെ കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനത്തിന് മരണമണി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ മൂന്നംഗ സംഘം വെട്ടി കൊന്നു; ആക്രമണം നടത്തിയത് ആരെന്ന് അവ്യക്തം; കൊലപാതകികൾ ആർഎസ്എസ് എന്ന് സിപിഎം സഞ്ജിത്ത്‌ വധം; ഒരു പ്രതി കൂടി പിടിയിൽ; അറസ്റ്റിലായവരുടെ പേരുകൾ പോലീസ് പുറത്ത് വിട്ടു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം തിരുവനന്തപുരം കോർപ്പറേഷനിലെ 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്; ഒത്താശ ചെയ്തത് ഭരണകക്ഷിയായ സിപിഎം; സംഭവത്തിൽ അഴിമതി നടന്നത് തുറന്ന് സമ്മതിച്ച് മേയർ തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനു ഒത്താശ ചെയ്തത് ഭരണകക്ഷിയായ സിപിഎം തന്നെ. 33 ലക്ഷത്തിന്റെ നികുതി വെട്ടിപ്പാണ്‌ തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത്. ഇത് ഒടുവിൽ മേയർ… എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ടിപി പീതാംബരന്‍ മാസ്റ്റര്‍ തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ടിപി പീതാംബരന്‍ മാസ്റ്റര്‍. താല്‍പര്യമുള്ളതുകൊണ്ടല്ല ഈ സ്ഥാനത്തിരിക്കുന്നതെന്നും പദവിയിലേക്ക് ആരെങ്കിലും വന്നാല്‍ ഒഴിയാന്‍ തയ്യാറാണെന്നും പീതാംബരന്‍… സ്വപ്‌നയുടെ മൊഴിയിലെ ഉന്നതനാര് വിദേശത്തു സര്‍വകലാശാല തുടങ്ങാനിരുന്ന ഉന്നതനെ തേടി ഇഡിയും കസ്റ്റംസും കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സരിത്ത, സ്വപ്‌ന സുരേഷ് എന്നിവരുടെ മൊഴികള്‍ കൂടുതല്‍ ഉന്നതര്‍ക്ക് കുരുക്കാവുന്നു. കേരളത്തിലെ ഭരണഘടനാ പദവി പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളര്‍… കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് പകരം കോവിഡ് വാക്‌സിൻ നൽകി; സംഭവം തിരുവനന്തപുരം ആര്യനാട് താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ കൊലപാതകം; സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സിപിഎം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് തൃശൂരിൽ മോൻസൻ മോഡൽ തട്ടിപ്പ്; 20 കിലോയുടെ വ്യാജ വിഗ്രഹവുമായി അറസ്റ്റിലായത് സ്ത്രീ ഉൾപ്പെടെ ഏഴ് പേർ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പിന് പകരം കോവിഡ് വാക്‌സിൻ നൽകി; സംഭവം തിരുവനന്തപുരം ആര്യനാട് താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ കൊലപാതകം; സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സിപിഎം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് സന്ദീപിൻ്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കുന്ന വാർത്ത; വളരെ ജനകീയനായ സന്ദീപിനെ ഐക്യകണ്ഠേനയാണ് ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്; കൊലപാതകം ആസൂത്രിതമെന്നും തിരുവല്ല ഏരിയ സെക്രട്ടറി ഒമിക്രോണ്‍ സ്ഥിരീകരിച്ച ആദ്യരോഗി 66 വയസുകാരന്‍ രാജ്യം വിട്ടു; പോയത് ദുബായിലേക്ക് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മീനച്ചിൽ പെട്രോൾ, ഡീസൽ നികുതി കൊള്ളക്കെതിരെ മീനച്ചിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പൈകയിൽ ധർണ്ണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് ചെറിയാൻ കൊക്കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജന:സെക്രറട്ടറി പ്രേംജിത്ത് ഏർത്തയിൽ'ഉദ്ഘാടനം ചെയ്തു.ജോഷി നെല്ലിക്കുന്നേൽ ശ്യാം പ്രകാശ് നടുവിലേടത്ത്, പ്രഭാകരൻ പനന്തോട്ടം, ജോയി ഈറ്റത്തോട്ട്, ബിനു കൊല്ലംപറമ്പിൽ പ്രസംഗിച്ചു. നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ ധോണിയില്ല, ഇക്കുറി 'ഞാനാണ് മെയ്‌ന്‍' ഫിനിഷര്‍; ടി20 ലോകകപ്പിന് മുമ്പ് ഹര്‍‍ദിക് പാണ്ഡ്യ പൂര്‍ണ ഫിറ്റ്‌നസില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിനെ ടീമിലെടുത്തു എന്ന ചോദ്യവുമായി മുന്‍താരം സാബാ കരീം(Saba Karim) നേരത്തെ രംഗത്തെത്തിയിരുന്നു ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ടീം ഇന്ത്യയില്‍(Team India) ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) കാര്യത്തിലാണ്. ഐപിഎല്ലില്‍(IPL 2021) പന്തില്‍ തൊടാന്‍ മടിച്ച ഹര്‍ദിക് ലോകകപ്പിലെങ്കിലും പന്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പൂര്‍ണ ഫിറ്റ്‌നസില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു എന്ന ചോദ്യവുമായി മുന്‍താരം സാബാ കരീം(Saba Karim) രംഗത്തെത്തിയിരുന്നു. എങ്കിലും ടീമില്‍ തന്‍റെ റോള്‍ ഫിനിഷറുടേതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ദിക് ഇപ്പോള്‍. 'എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എം എസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്‍റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്' എന്നും ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് മുന്നോടിയായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ വിരാട് കോലിയും സംഘവും ഇന്ന് വൈകിട്ട് ഏഴരയ്‌ക്ക് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്വന്റി 20യിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂർണമെന്റാണിത്. ഞായറാഴ്‌ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഹര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരിക്കല്‍ പോലും ഹര്‍ദിക് പന്തെടുത്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയം. രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയാതെ പാണ്ഡ്യക്ക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്ന് മുന്‍താരം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. വിരാട് കോലി(ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 'രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ മടങ്ങിവരവില്‍ ധോണിക്ക് ഊഷ്‌മള സ്വീകരണവുമായി ബിസിസിഐ IND v SA പുതിയ കൊറോണ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍ IND v NZ കോലി തിരിച്ചെത്തുമ്പോള്‍ ആരെ തഴയും, ഇന്ത്യക്ക് പുതിയ തലവേദന 83 Teaser കപിലിന്‍റെ അത്ഭുത ക്യാച്ചിന്‍റെ ഓര്‍മകളുണര്‍ത്തി 83 ടീസര്‍ IND v NZ സ്ലിപ്പില്‍ മുട്ടുകുത്തി മായങ്കിന്‍റെ ഫീല്‍ഡിംഗ്, ഇതെന്ത് ഫീല്‍ഡിംഗെന്ന് അന്തംവിട്ട് ആരാധകര്‍ Hardik Pandya ബൗള്‍ ചെയ്യാത്ത അയാളെങ്ങനെ ഓള്‍ റൗണ്ടറാവും, ഹാര്‍ദിക്കിനെതിരെ ചോദ്യവുമായി കപില്‍ ദേവ് Infant death: ശിശുമരണം; ആദിവാസി അമ്മമാർക്കുള്ള പോഷകാഹാരപദ്ധതി അട്ടിമറിക്കപ്പെട്ടു, മന്ത്രി ഇന്ന് അട്ടപ്പാടിയിൽ കുർബാന ഏകീകരണത്തിൽ വത്തിക്കാൻ ഇടപെടൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടത്തില്ല POCSO Case നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 43 വർഷം തടവ് ശിക്ഷ Police Harassment തെന്മലയിലെ പൊലീസ് മർദ്ദനം; ഹൈക്കോടതിയിൽ കുറ്റസമ്മതം നടത്തി പൊലീസ് Kerala Rain ഇന്നും മഴ തുടർന്നേക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് gastroparesis രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം;വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ Shocking Video സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍ കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍ ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ് ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍ ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന് ബ്ലോഗിങ്ങ് എന്ന അനന്ത വിഹായസ്സില്‍ ചിറകു വിരിച്ചു പറക്കാനുള്ള എന്റെ ശ്രമം ആരംഭിച്ചിട്ട് കുറച്ചു നാളുകളായി പല ഭാഷകളിലായ് ഞാന്‍ കുത്തിക്കുറിച്ച ചിന്തകള്‍ ഓരോന്നും ഞാന്‍ ഇവിടെ തുറന്നു വെച്ചു മാതൃഭാഷയുടെ മധുരം പ്രത്യേകമായ് വിളംബണമെന്ന് തോന്നിത്തുടങ്ങിയിട്ടു നാളേറെയായ്‌ എങ്കിലും ജീവിതപ്പാച്ചിലിനിടയില്‍ അതങ്ങിനെ ഒരു തോന്നലായ് തന്നെ തുടരുകയായിരുന്നു ഇന്നിതാ ആ സ്വപ്നം സാക്ഷാത്ക്കാരമാവുന്നു ചിന്തകളും വികാരങ്ങളും അലകടലായ് തള്ളിത്തിരക്കി വരുമ്പോള്‍ അതില്‍ മുങ്ങിത്തപ്പി ചില മുത്തുകള്‍ തിരഞ്ഞെടുക്കാനുള്ള എളിയ ശ്രമമാണിവിടെ നിങ്ങള്‍ കാണുന്നത് അക്ഷരമുത്തുകള്‍ കോര്‍ത്തിണക്കി ഞാന്‍ കെട്ടുന്ന ഈ മാലകള്‍ ഹൃദയതാളങ്ങളില്‍ ഇഴുകിയിളകട്ടെ എന്റെ എളിയ ലോകത്തേയ്ക്ക് നിങ്ങള്‍ക്കു സ്വാഗതം ഞാന്‍ നിഷ – ബ്ലോഗിങ്ങ് രംഗത്ത് വന്ന കാലത്ത് എന്‍റെ ചിന്തകള്‍ പങ്കിട്ടിരുന്നത് ‘രാന്റം തോട്സ്’ എന്ന ബ്ലോഗിലൂടെയായിരുന്നു. പിന്നീട് ‘ഹൃദയതാളങ്ങള്‍, ‘‘കലൈഡോസ്കോപ്’ എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍ കൂടി തുടങ്ങി – ഹൃദയതാളങ്ങള്‍ മാതൃഭാഷയുടെ മാധുര്യം പകരുമ്പോള്‍ കലൈഡോസ്കോപ് ഫോട്ടോകളിലൂടെ കഥ പറയുന്നു.. വെറുമൊരു നേരമ്പോക്കിന് വേണ്ടി എഴുതിത്തുടങ്ങിയ എന്‍റെ ജീവനോപാധി തന്നെ എഴുത്തായി മാറിയത് ഈ അടുത്ത കാലത്താണ്. എഴുത്ത്, വായന, ഫോട്ടോഗ്രഫി, യാത്ര (യാത്രകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടുന്നത് എന്നെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും ബ്ലോഗെഴുത്ത്, വല്ലപ്പോഴുമുള്ള വര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഞാനെന്‍റെ ഒഴിവു വേളകള്‍ നീക്കിവെച്ചിരിക്കുന്നു. ഇതിനിടയില്‍ വല്ലപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശ്ശിയുടെ (മെന്റര്‍) വേഷം ഞാന്‍ അണിയാറുണ്ടെങ്കിലും എന്‍റെ ഭാഗ്യത്തിന് മിക്കപ്പോഴും മാര്‍ഗ്ഗദര്‍ശനം ലഭിക്കുകയാണ് പതിവ്. കുടുംബമെന്ന അച്ചുതണ്ടിലാണ് എന്‍റെ ലോകം തിരിയുന്നത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ എന്നെ സന്തോഷഭരിതയാക്കുന്നു ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും) എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം കാണാന്‍ ശ്രമിക്കുന്നു. എന്‍റെ ബ്ലോഗ്‌ എന്‍റെ ചിന്തകളുടെയും ഭാവനകളുടെയും സംഗമവേദിയാണ് – അവ ചിലപ്പോള്‍ രസകരമാകാം, ചിലപ്പോള്‍ വിരസവും! എന്നാലും അവ എനിക്ക് പ്രിയപ്പെട്ടവ തന്നെ! ഈ യാത്രയില്‍ പങ്കുചേര്‍ന്നതിനു നന്ദി! എന്നോടൊപ്പമുള്ള യാത്ര തീര്‍ത്തും വിരസമാവില്ലെന്ന വിശ്വാസത്തില്‍ 'ശുഭയാത്ര' നേരുന്നു എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി വിന്‍ ഡീസലിന്‌റെ എഫ് 9: ദി ഫാസ്റ്റ് സാഗ ട്രെയിലര്‍ എത്തി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഒന്‍പതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലര്‍ എത്തി. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറില്‍ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോള്‍ വാക്കര്‍) പേരാണ് നല്‍കിയിരിക്കുന്നത്. ടൊറെറ്റോയുടെ സഹോദരന്‍ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. 2017ല്‍ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വല്‍ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാര്‍ഡ് ഷോയാല്‍ കൊല്ലപ്പെടുന്ന ഹാന്‍ ലു തിരിച്ചെത്തുന്നതാണ് ട്രെയിലറിലെ സര്‍പ്രൈസ്. വിന്‍ ഡീസല്‍, മിഷെല്ലെ, ജോര്‍ദാന, ടൈറെസ്, നതാലി, ജോണ്‍ സീന, ചാര്‍ലൈസ് തെറോണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മെയ് 22ന് തിയറ്ററുകളിലെത്തും പി.എസ്.സി. 2021 ഏപ്രിൽ 20 മുതൽ മെയ് 20 വരെയുള്ള തീയതികളിലെ മാറ്റിവയ്ക്കപ്പെട്ട പരീക്ഷകളുടെ പുതുക്കിയ പരീക്ഷാതീയതികൾ ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക -ഇവിടെ ക്ലിക്കുക കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ദിനം പിച്ച്, ബാറ്റിങിനെ തുണക്കുമെന്ന വിശ്വാസത്തിലാണ് നായകൻ രഹാനെ ബാറ്റിങ് തെരഞ്ഞെടുത്തതെങ്കിലും പാളി. 21 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണു. 13 റൺസെടുത്ത മായങ്ക് അഗർവാളിനെ ജാമിയേഴ്‌സണാണ് പുറത്താക്കിയത്. എന്നാൽ ശുഭ്മാൻ ഗിൽ ആത്മവിശ്വാസത്തോടെ തന്നെ ബാറ്റേന്തി. അർദ്ധ സെഞ്ച്വറിക്ക് തൊട്ടുപിന്നാലെ ജാമിയേഴ്‌സൺ തന്നെ ഗില്ലിനെ മടക്കി. അപ്പോൾ സ്‌കോർബോർഡ് 82ന് രണ്ട് എന്ന നിലയിൽ. 93 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റ ഇന്നിങ്‌സ്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഗിൽ കണ്ടെത്തി. ടെസ്റ്റ് സ്‌പെഷ്യൽ ബാറ്റർമാരായ ചേതേശ്വർ പുജാരയും നായകൻ അജിങ്ക്യ രഹാനെയും അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യ 145ന് നാല് എന്ന നിലയിയിൽ എത്തി. ഇതിൽ രഹാനെയെ മടക്കിയതും ജാമിയേഴ്‌സണായിരുന്നു. ഫോം കണ്ടെത്താനാവാതെ പതറുന്ന രഹാനെയ്ക്കും ഇൗ മത്സരത്തിലും തിളങ്ങാനായില്ല. 35 റൺസെ രഹാനെയ്ക്ക് നേടാനായുള്ളൂ. പുജാര 23 റൺസ് നേടി. സൗത്തിക്കാണ് പുജാരയുടെ വിക്കറ്റ്. ന്യൂസിലാൻഡ് സ്പിന്നർമാർക്ക് വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ദിവസം മുതൽ സ്പിന്നർമാർ ടേൺ കണ്ടെത്തുമെന്നാണ് പിച്ച് റിപ്പോർട്ട്. അതിനാൽ നാളെ വേഗത്തിൽ റൺസ് ഉയർത്താനാകും ഇന്ത്യ ശ്രമിക്കുക. അരങ്ങേറ്റത്തിൽ തന്നെ ശ്രേയസ് അയ്യർ സെഞ്ച്വറി തികയ്ക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. വിരാട് കോലി, രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാർ ഇല്ലാതെയാണ് ന്യൂസിലാൻഡിനെ ഇന്ത്യ നേരിടുന്നത്. ചൈനയിലെ ഏറ്റവും വലിയ വെൻഡിംഗ് മെഷീൻ ഫാക്ടറികളിലൊന്നായ ഹുനാൻ സോങ്‌ഗു സയൻസ് ടെക്‌നോളജി കോ. ഷീറ്റ് പ്രൊഡക്ഷൻ ലൈനും ഇഞ്ചക്ഷൻ മോൾഡിംഗ് പ്രൊഡക്ഷൻ ലൈനും, മോഡൽ ഷോപ്പും, 200,000 യൂണിറ്റ് വരെ വാർഷിക ശേഷിയും. 200,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷയിൽ ഒരു ഉൽ‌പാദന സ facility കര്യമുള്ള 300,000 മെഷീനുകളുടെ പരമാവധി വാർഷിക ഉൽ‌പാദനക്ഷമത. നിങ്ങളുടെ ബിസിനസ്സിലേക്ക് പരിധിയില്ലാതെ സംയോജിപ്പിക്കാൻ ഞങ്ങളുടെ ഉപകരണങ്ങളെ ബുദ്ധിമാന്മാരാക്കുന്ന ഞങ്ങളുടെ വിഎം മാനേജുമെന്റ് സിസ്റ്റം. ഞങ്ങൾ 24/7 സാങ്കേതിക പിന്തുണ നൽകുന്നു, ഒപ്പം ഓൺ-സൈറ്റ് റിപ്പയർ, പ്രിവന്റീവ് മെയിന്റനൻസ് സേവനങ്ങൾ എന്നിവ ചെയ്യുന്നതിന് ശക്തമായ ഒരു ആഗോള നെറ്റ്‌വർക്ക് ഉണ്ട്. നിങ്ങളുടെ നിലവിലുള്ള കമ്പനി ബ്രാൻഡിംഗുമായോ ലൊക്കേഷന്റെ അലങ്കാരങ്ങളുമായോ യോജിക്കുന്ന നിങ്ങളുടെ ഉപകരണങ്ങളുടെ ശരിയായ രൂപം രൂപകൽപ്പന ചെയ്യാൻ ഞങ്ങളുടെ മാർക്കറ്റിംഗ് ടീമിന് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ സൂംഗു മെഷീനുകൾ ഞങ്ങളുടെ ഫാക്ടറിയിൽ നിന്ന് കയറ്റുമതി ചെയ്യാൻ തയ്യാറാണ്.ഇപ്പോൾ എന്താണ്? വിശ്രമിക്കുക, ഷിപ്പിംഗ് ക്രമീകരണങ്ങൾ സൂംഗ് ടീമിനെ പരിപാലിക്കാൻ അനുവദിക്കുക. സീറോ മലബാർ സഭയിൽ മാർത്തോമ്മാ സ്ലീവായും ക്രൂശിതരൂപവും നാളുകളായി ചർച്ചാവിഷയമാണ്. ഇതിൽ സഭയുടെ നിലപാട് എന്താണ്, കാരണമെന്ത്? – Sathyadarsanam Home യുവലോകം സീറോ മലബാർ സഭയിൽ മാർത്തോമ്മാ സ്ലീവായും ക്രൂശിതരൂപവും നാളുകളായി ചർച്ചാവിഷയമാണ്. ഇതിൽ സഭയുടെ നിലപാട് എന്താണ് സീറോ മലബാർ സഭയിൽ മാർത്തോമ്മാ സ്ലീവായും ക്രൂശിതരൂപവും നാളുകളായി ചർച്ചാവിഷയമാണ്. ഇതിൽ സഭയുടെ നിലപാട് എന്താണ്, കാരണമെന്ത്? സീറോ മലബാർ സഭയിൽ ക്രൂശിതരൂപത്തോടുള്ള ഭക്തി പതിനാറാം നൂറ്റാണ്ടിൽ ലത്തീനീകരണത്തോടുകൂടി ആരംഭിച്ചതാണ്. ലത്തീൻ സഭയിൽത്തന്നെ ആദ്യനൂറ്റാണ്ടുകളിൽ ഇല്ലാതിരുന്ന ഒരു ഭക്തിയാണ് കുരിശുരൂപത്തോടുള്ള ഭക്തി. ഈശോയുടെ മനുഷ്യത്വത്തോടുള്ള ഊന്നൽ കൊടുക്കുവാൻ തുടങ്ങിയ കാലഘട്ടത്തിലാണ് കുരിശുരൂപഭക്തി ലത്തീൻ സഭയിലും ഉണ്ടായത്. അതുവരെ എല്ലാ സഭകളിലും രൂപമില്ലാത്ത കുരിശിനോടുള്ള ഭക്തിയാണ് നിലവിലിരുന്നത്. മരിച്ച് ഉത്ഥാനംചെയ്ത ഈശോയിലുള്ള വിശ്വാസത്തെയാണ് അതു പ്രകടമാക്കുന്നത്. അതാണല്ലോ ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാ നവും. ”മിശിഹാ ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്” (1 കൊറി 15,17 പിന്നീട് ക്രൂശിതരൂപം കണ്ടു ശീലിച്ച പശ്ചാത്തലത്തിൽ, വൈകാരികമായ ഒരടുപ്പം അതിനോടുണ്ടായ പശ്ചാത്തലത്തിൽ,സഭയുടെആദിമപാരമ്പര്യമനുസരിച്ചുള്ള മാർത്തോമ്മാ സ്ലീവായോടുള്ളഭക്തിപുനരുദ്ധരിക്കാൻ ശ്രമിച്ചപ്പോൾ അതു സ്വീകരിക്കാനുണ്ടായ വൈകാരികമായ ബുദ്ധിമുട്ടാണ് ചർച്ചകൾക്കും പ്രതികരണങ്ങൾക്കും കാരണമായത്. സഭയുടെ ഔദ്യോഗിക നിലപാട് പരമ്പരാഗതമായി ഉണ്ടായിരുന്ന മാർത്തോമ്മാ സ്ലീവാ ഉപയോഗിക്കണമെന്നുള്ളതാണ്. സഭാഭരണത്തിലും നടത്തിപ്പിലും അല്മായ പങ്കാളിത്തം വേണം എന്ന വാദം ശക്തമാകുന്നു. ഇതിനെപ്പറ്റി അങ്ങയുടെ അഭിപ്രായമെന്ത്? സഭാഭരണത്തിലും നടത്തിപ്പിലും അല്മായ പങ്കാളിത്തം വേണം എന്നതിനു സംശയമൊന്നുമില്ല. അത് ഉറപ്പാക്കാനാണ് പാസ്റ്ററൽ കൗൺസിൽ, പാരിഷ് കൗൺസിൽ തുടങ്ങിയ സമിതികൾ ഇന്നു സഭയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. സീറോമലബാർസഭയെ സംബന്ധിച്ചിടത്തോളം, ഇടവകകളിൽ പണ്ടു മുതലേ കൈക്കാരന്മാരും പൊതുയോഗങ്ങളും ഉണ്ടായിരുന്നു എന്നത് അല്മായ പങ്കാളിത്തത്തിന്റെ ഏറ്റംഉദാത്തമായ ഉദാഹരങ്ങളാണ്. അതേസമയം,സഭാഭരണം വെറുമൊരു ജനാധിപത്യശൈലിയിലാവാൻ പാടില്ല. കാരണം സഭ മിശിഹായുടെ ശരീരമാണ്. ശരീരത്തിന് ശിരസ്സും അവയവങ്ങളുമുണ്ട്. ശിരസ്സിനെപ്രതിനിധീകരിക്കുന്ന മെത്രാൻ-പുരോഹിത ശുശ്രൂഷയോടു ചേർന്ന് ശരീരത്തിന്റെ പൊതുവായ നന്മയ്ക്കുതകുംവിധം പ്രവർത്തിക്കുന്ന ശൈലിയായിരിക്കണം അവയവങ്ങൾക്കടുത്ത പ്രവർത്തനം നിർവഹിക്കുന്ന അല്മായർക്കുണ്ടാകേണ്ടത്. സ്തുതിപാടകരാണോ യഥാർത്ഥ സഭാസ്‌നേഹികൾ? ഇവരെ തിരിച്ചറിയാൻ വൈദികർ എന്തു മാർഗ്ഗമാണ് സ്വീകരിക്കേണ്ടത്?സ്തുതിപാടകർ യഥാർത്ഥ സഭാസ്‌നേഹികളല്ല. സഭാസ്‌നേഹികളെ തിരിച്ചറിയാനുള്ള മാർഗ്ഗം അവർ സഭയെ ആത്മാർത്ഥമായി സ്‌നേഹിക്കുകയും സഭയുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ്. സഭയുടെ ആരാധനാജീവിതത്തിൽ ക്രമമായി പങ്കുചേരുകയും സഭയുടെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി സഹകരിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ സഭാസ്‌നേഹികൾ. അപ്രകാരമുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും പ്രവർത്തനനിരതരാക്കുവാനും വൈദികർ നിരന്തരം പരിശ്രമിക്കണം. നഷ്ടപ്പെട്ടുപോയ കുഞ്ഞാടിനെ തിരികെ കൊണ്ടുവരാൻ കൂട്ടിലുള്ള ഇടവകജനത്തെ ഉപേക്ഷിക്കുന്നതു ശരിയാണോ? ഇതിലെ ദൈവനീതിയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?നഷ്ടപ്പെട്ടുപോയ കുഞ്ഞാടിനെ തിരികെകൊണ്ടുവരാൻ കൂട്ടിലുള്ള ഇടവകജനത്തെ ഉപേക്ഷിക്കുന്നതു ശരിയല്ല. നഷ്ടപ്പെട്ടുപോയ ആടിന്റെ ഉപമയായിരിക്കുമല്ലോ ഈ ചോദ്യത്തിന്റെ പശ്ചാത്തലം. ഓരോ ഉപമയ്ക്കും ഒരു ശ്രദ്ധാകേന്ദ്രമുണ്ട്. മറ്റു ചോദ്യങ്ങൾക്ക് അവിടെ പ്രസക്തിയില്ല. ഈ ഉപമയിലെ ഊന്നൽ നഷ്ടപ്പെട്ട ഒരാടിനെ തേടിപ്പോകാനുള്ള ഇടയന്റെ സന്മനസ്സിലും ഹൃദയവിശാലതയിലുമാണ്. നഷ്ടപ്പെട്ട ആട് ആ ഇടയന് വിലപ്പെട്ടതാണ്. അതിനെ ഉപേക്ഷിക്കാൻ അയാൾ തയ്യാറല്ല. അതാണ് ഈ ഉപമയിൽ ഈശോ ഊന്നിപ്പറയുന്നത്. മറ്റു ചോദ്യങ്ങൾ ചോദിച്ച് ഉപമയുടെ കേന്ദ്രബിന്ദുവിൽനിന്നും മാറിപ്പോകരുത്. ഉപമകൾ എപ്പോഴുംഏക കേന്ദ്രീകൃത സാഹിത്യരൂപമാണ്. പാപികളോടുള്ള ദൈവത്തിന്റെ സ്‌നേഹം ഉദാഹരിക്കുക എന്നതുമാത്രമാണ് നഷ്ടപ്പെട്ട ആടിന്റെ ഉപമയുടെ ലക്ഷ്യം. Previous articleരൂപതാ വൈദികസമിതികൾ എന്ത്? എന്തിനുവേ@ി? സഭയിലെ ശിക്ഷാനടപടികളും ക്രിമിനൽ സ്വഭാവമുള്ള കേസുകളും ചോദ്യങ്ങൾക്കു മറുപടി ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലുടെ വിദ്യാഭ്യാസ ലോണുകൾ 3% മുതൽ ഏക കത്തോലിക്കാ സഭയില്‍ വിവിധ സഭകളോ ? പാറേമ്മാക്കൽ തോമ്മാ കത്തനാർ (1736-1799 വർത്തമാന പുസ്തകം ചോദ്യങ്ങൾക്കു മറുപടി ഇടവകപള്ളിയിൽ ഒരു രീതി മാല മൗലിദുകളെന്ന പേരില്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മദ്‌ ഹ്‌ ഗാനങ്ങള്‍ അപഗ്രഥന വിദേയമാക്കുന്ന പ്രഭാഷണം ഡാലസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിൻറെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ വിലമതിപ്പുള്ള 5000 വ്യാജ ആപ്പിൾ എയർപോട്സുകളും 1372 വ്യാജ ആപ്പിൾ എയർപോഡ്‌സ് പ്രൊകളും ആണ് പിടിച്ചെടുത്തത്. കണ്ടെയ്നറുകൾ കസ്റ്റംസ് ക്ലിയർഎൻസിന്റെ കൂടുതൽ വിശുദ്ധമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്ക് ശരിയായ ട്രേഡ് മാർക്കോ കമ്പനിക്ക് നിയമപരമായ ലൈസൻസോ ഇല്ല എന്ന് തെളിഞ്ഞത്. പിടിച്ചെടുത്ത 5 കണ്ടെയ്നറുകളും ടെക്സാസിലുള്ള ബ്രൗസ്‌വിലൽ സിറ്റി യിലേക്കാണ് ഇറക്കുമതി ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിൻറെ സമ്പദ്ഘടനയെ ബാധിക്കുമെന്ന് കസ്റ്റംസ് സ്റ്റാൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസർ ലഫോണ്ട അഭിപ്രായപ്പെട്ടു Next articleമങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി ബാബു പി സൈമൺ) വേട്ടയ്ക്കിടയിൽ പിതാവിന്റെ വെടിയേറ്റ് മകൾക്ക് ദാരുണാന്ത്യം ഹാരിസൺ കൗണ്ടി (ടെക്സസ് പിതാവും പതിനൊന്ന് വയസ്സുള്ള മകളും യംഗ് ആൻഡ് ഹിക്കി റോഡിന് സമീപം വേട്ടയ്ക്ക് എത്തിയതായിരുന്നു. പിതാവിന്റെ മാരക ശക്തിയുള്ള റൈഫിളിൽ നിന്നും ചീറിപാഞ്ഞ വെടിയുണ്ട പതിനൊന്ന് വയസ്സുള്ള മകളുടെ കാനഡയിൽ രണ്ടു ഒമൈക്രോൺ കേസ്സുകൾ കണ്ടെത്തിയതായി ഗവൺമെന്റ് ഒന്റേറിയൊ(കാനഡ ദക്ഷിണാഫ്രിക്കയിൽ ഇതിനകം തന്നെ കണ്ടെത്തിയ കോവിഡ് 19 വേരിയന്റ് ഒമൈക്രോൺ കേസ്സുകൾ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. നൈജീരിയായിൽ ആയിരുന്ന രണ്ടു പേർ ഒന്റേറിയോയിൽ എത്തിയതോടെയാണ് രണ്ടു പേരിലും കോവിഡ് 19 ഒമൈക്രോൺ ന്യൂയോർക്ക് ന്യൂജേഴ്സി കത്തോലിക്കാ വൈദികർ താങ്ക്സ് ഗിവിംഗ് ഡെ ആഘോഷിച്ചു ന്യൂജേഴ്സി: ന്യൂജേഴ്സിയിലും, ന്യൂയോർക്കിലും വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ ശുശ്രൂഷ അനുഷ്ഠിക്കുന്ന വൈദികർ ന്യൂയോർക്ക് ബ്രോൺസ് സെന്റ് തോമസ് ചർച്ചിൽ ഒത്തുചേർന്ന് താങ്ക്സ് ഗിവിംഗ ഡെ ആഘോഷിച്ചു. പ്രാർത്ഥനയോടും ആരാധനയോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ദൈവത്തിൽ ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി. ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ . വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി. രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം. ലക്‌ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് ,തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കുന്നത് അറനൂറിലേറെ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ Newsthen l The news interactive സംസ്ഥാനത്ത് ഇന്ന് 3,382 പേര്‍ക്ക് കോവിഡ്-19 ലക്‌ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ് ,തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിക്കുന്നത് അറനൂറിലേറെ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ മുസ്ലീങ്ങൾക്ക് സീറ്റ് നൽകില്ല എന്ന് കർണാടക മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു .ബിജെപിയുടെ പ്രഖ്യാപിത നിലപാടാണോ ഇത് എന്നായിരുന്നു ചർച്ച .എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിൽ എത്തുമ്പോൾ മറ്റൊരു ചിത്രമാണ് കിട്ടുന്നത് .ന്യൂനപക്ഷ സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കേരള ബിജെപിയിൽ വർധന ആണ് ഉണ്ടായിരിക്കുന്നത് . മൊത്തം 612 സ്ഥാനാത്ഥികളെ ആണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത് .ഇതിൽ അഞ്ഞൂറ് പേർ ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ളവർ ആണ് .112 പേർ മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരും . 45 %ത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബിജെപി തന്ത്രം ആണിതെന്നാണ് വിലയിരുത്തൽ .രാജ്യത്ത് ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയ്ക്ക് തടസം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കാൻ സാധിക്കാത്തത് ആണെന്ന് ബിജെപി നേതൃത്വം കരുതുന്നു .ഈ പശ്ചാത്തലത്തിൽ ആണ് കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ള സ്ഥാനാർത്ഥികളെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അണിനിരത്തുന്നത് . എ പി അബ്ദുള്ളക്കുട്ടി ,ടോം വടക്കൻ എന്നിവരെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വന്നതിലെയും ബിജെപി ലക്‌ഷ്യം മറ്റൊന്നല്ല .ന്യൂനപക്ഷങ്ങൾക്ക് കൃത്യമായ സന്ദേശം നൽകുകയാണ് ബിജെപിയുടെ ഉദ്ദേശം . തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പരീക്ഷണം വിജയ സൂചന നൽകുകയാണെങ്കിൽ കൂടുതൽ ന്യൂനപക്ഷ പ്രീണന നയങ്ങളിലെയ്ക്ക് ബിജെപി തിരിഞ്ഞേക്കും .2015 ലെ തദ്ദേ ശ ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 13 .28 വോട്ടാണ് .15,962 വാർഡുകളിൽ കഴിഞ്ഞ തവണ ബിജെപി നേടിയത് 933 വാർഡുകൾ ആണ് .2,076 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 21 എണ്ണവും 331 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നെണ്ണവുമാണ് ബിജെപി നേടിയത് .3,122 മുനിസിപ്പൽ വാർഡുകളിൽ 236 ഉം 414 കോർപറേഷൻ വാർഡുകളിൽ 51 എണ്ണവുമാണ് ബിജെപിയ്ക്ക് ലഭിച്ചത് . Previous Previous post: ‘ലൈവ് റൂംസ്’; പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം Next Next post: കോവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി,ക്ലസ്റ്ററുകളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… മലയാളിയായ മിന്‍മിനിയുടെ ശബ്ദത്തില്‍ പിറന്ന ചിന്ന ചിന്ന ആസൈ, എസ്.പി. ബാലസുബ്രഹ്മമണ്യവും സുജാതയും ആലപിച്ച റുക്കുമണി റുക്കുമണി, അരവിന്ദ് സ്വാമിയും മനീഷ കൊയരാളയും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളൊരുക്കിയ ബോംബെയിലെ ഹമ്മ ഹമ്മ ഹമ്മ, ഉയിരേ..ഉയിരേ. കുച്ചികുച്ചി റാക്കമ്മ സംഗീത സംവിധാനത്തിന്റെ തുടക്ക മുതലുള്ള ഈ പ്രത്യേകത തുടര്‍ഗാനങ്ങളിലും റഹ്മാന്‍ സംഗീതത്തിന് വേറിട്ടൊരു ഈണം നല്‍കുന്നുണ്ട്. രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ അടിച്ചുപൊളിപാട്ടില്‍ ഇഷ്ടഗാനമായ് തുടരുന്ന ഷങ്കര്‍ ചിത്രം കാതലനിലെ ഊര്‍വ്വസി ഊര്‍വ്വസി എന്നഗാനവും, ഡ്യുയറ്റിലെ അഞ്ജലി അഞ്ജലി എന്ന പ്രണയാര്‍ദ്ര ഗാനവുമൊക്കെ വാക്കുകളിലെ ഇരട്ടിപ്പിന്റെ സംഗീതം കൊണ്ട് മനസ്സില്‍പ്പതിഞ്ഞവയാണ്. പ്രണയത്തിന്റെ നിറവുംമണവും പകര്‍ന്നുനല്‍കിയ മണിരത്‌നം ചിത്രം അലൈപ്പായുതേയിലുമുണ്ട് ഇതേസാമ്യം. സ്‌നേഹിതനേ സ്‌നേഹിതനേ പച്ചൈ നിറമേ..പച്ചൈ നിറമേ ആവര്‍ത്തിച്ചുള്ള പറച്ചിലിനുനല്‍കുന്ന ഹൃദയ സംഗീതം അതുതന്നെയാണ് കേവല വരികളെ ഹൃദയസ്പര്‍ശിയാക്കുന്നത്. സുഹാസിനിയുടെ കൈയൊപ്പു പതിഞ്ഞ ഇരുവറില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ഗാനത്തിനും ഈയൊരു സവിശേഷതയുണ്ട്. നറുമുഗയേ നറുമുഗയേ എന്നുതുടങ്ങുന്നു വരികള്‍. ബോളിവുഡ് താരം തബുവും അബ്ബാസും വിനീതും മത്സരിച്ചഭിനയിച്ച കാതല്‍ ദേശത്തിലെ മുസ്തഫ മുസ്തഫ പുതുതലമുറകൂടി ഏറ്റുപാടുന്ന ഗാനമാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സിനിമകളിലും ആവര്‍ത്തിച്ചുള്ള വാക്കുകള്‍ തീര്‍ക്കുന്ന പൊടിപാറും പാട്ടുകള്‍ റഹ്മാന്‍ സംഗീതത്തില്‍ പിറന്നിട്ടുണ്ട്. കാത്തിരിക്കാം വീണ്ടും ആ മാസ്മരിക സംഗീതത്തിനായ് മാര്‍ച്ച് പതിനേഴ് വരെ. യു.എ.ഇയില്‍ ചരിത്രപരമായ നിയമ പരിഷ്‌കാരം; ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ അബുദാബി: ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് തസ്ലീമ നസ്‌റിന്‍; മറുപടിയുമായി ഖതീജ 'അതുകൊണ്ടാണ് റഹ്‌മാന്‍ ആരും അറിയാതെ ജോണിയെ കാണാന്‍ വന്നതും ഒരു ദിവസം ചെലവിട്ടതും' സ്വപ്നം സഫലമായി, വൈഷ്ണവ് ഇനി റഹ്മാന്റെ ഗായകൻ ഷാര്‍ജാ ബുക്ക് ഫെസ്റ്റില്‍ ഊമക്കുയില്‍ പാടുമ്പോള്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു എം.ജി. ശ്രീകുമാറിന് യു.എ.ഇ. ഗോള്‍ഡന്‍ വിസ സംസ്‌കൃതി സി.വി.ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ കുരുക്ക് മുറുക്കി തെളിവുകൾ: കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് കുരുക്ക് മുറുക്കി തെളിവുകൾ: കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് ബിനോയിയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി വരാനിരിക്കെയാണ് കുരുക്കു മുറുക്കി പുതിയ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. മുംബൈ: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയായ യുവതിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റാണ് ബിനോയിക്കെതിരെ പുതിയ തെളിവായി പുറത്ത് വന്നിരിക്കുന്നത്. 2010 ൽ മുംബൈ കോര്‍പ്പേറഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണ് ചേർത്തിരിക്കുന്നത്. ബിനോയിയുടെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി വരാനിരിക്കെയാണ് കുരുക്കു മുറുക്കി പുതിയ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. Also Read-മകന്റെ ആദ്യ പിറന്നാളിന് വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയതായി ബിനോയ് കോടിയേരിക്കെതിരെ യുവതിയുടെ പരാതി നേരത്തെ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് ചേർത്തുള്ള യുവതിയുടെ പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാകൂ. അല്ലെങ്കില്‍ രേഖകളില്‍ എന്തെങ്കിലും കൃത്രിമം നടത്തേണ്ടി വരും. എന്നാല്‍ പാസ്‌പോര്‍ട്ട് നമ്പര്‍ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചതായാണ് വിവരം. വിവാഹം രജിസ്റ്റർ ചെയ്ത രേഖകളും പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. Also Read-ബിനോയ് കോടിയേരിക്കെതിരെ ബലാത്സംഗത്തിന് കേസ്; നടപടി ബീഹാർ സ്വദേശിനിയുടെ പരാതിയിൽ ബിഹാർ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതിയുമായെത്തിയത്. കുരുക്ക് മുറുക്കി തെളിവുകൾ: കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് KSRTC ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 23000 രൂപ; ശമ്പള പരിഷ്കരണം നടപ്പായി Plus one Improvement Exam പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ് Shahida Kamal വിദ്യാഭ്യാസ യോഗ്യത ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത Churuli ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ് Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക് JWO Pradeep പ്രളയ സമയത്ത് നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികന്‍" പ്രദീപിന് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി Joju George സുഹൃത്ത് വിനായകനെ കണ്ടപ്പോൾ സന്തോഷത്തിൽ ഓടിച്ചെന്നതാണ്; LDF വിജയാഘോഷത്തിൽ പങ്കെടുത്തെന്ന വീഡിയോയെക്കുറിച്ച് ജോജു KSRTC ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 23000 രൂപ; ശമ്പള പരിഷ്കരണം നടപ്പായി Marakkar മരക്കാറായി കളം നിറഞ്ഞ് മോഹന്‍ലാല്‍; മേക്കിംഗ് വീഡിയോ കാണാം Sandeep Kumar Murder അത് ഫൈസൽ അല്ല മൻസൂർ; മേൽവിലാസം തെറ്റിച്ച് നൽകിയ സന്ദീപ് കൊലക്കേസ് പ്രതിയെ കാസർകോട് എത്തിച്ച് തെളിവെടുത്തു Army Helicopter Crash| സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത് ബിപിൻ റാവത്ത്; നൊമ്പരമായി പഴയ വിഡിയോ Most Searched Actors 2021| ആര്യൻ ഖാനും ഷെഹനാസ് ഗില്ലും; ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 പേർ 1709 മുതൽ ആപ്തമിത്രമായ റിച്ചാർഡ് സ്റ്റീൽ പ്രസാധനം ചെയ്ത ദ് ടാട്ലർ (The tatler ദ് സ്പെക്റ്റേറ്റർ (The Spectator ഗാർഡിയൻ (The Guardian) എന്നീ പത്രങ്ങളിൽ തുടരെ ലേഖനങ്ങളെഴുതി, ഒരു സാഹിത്യകാരനെന്ന നിലയിൽ സ്ഥിരപ്രതിഷ്ഠനേടി. 1713-ൽ പ്രസിദ്ധീകരിച്ച കേറ്റോ (Cato) എന്ന ദുരന്തനാടകം ഇദ്ദേഹത്തിന്റെ യശസ് പൂർവാധികം വർധിപ്പിച്ചു. രണ്ടു കൊല്ലം കഴിഞ്ഞു പുറത്തുവന്ന ദ് ഡ്രമ്മർ (The Drummer) എന്ന ഗദ്യനാടകം ഒരു പരാജയമായിരുന്നു. സദാചാരവും സാമൂഹികജീവിതസമ്പ്രദായങ്ങളുമായിരുന്നു അഡിസന്റെ ഉപന്യാസങ്ങളുടെ മുഖ്യവിഷയം. മൃദുവായ ഉപഹാസങ്ങളും സുചിന്തിതങ്ങളായ നിരീക്ഷണങ്ങളും യുക്തിയുക്തമായ മാർഗ നിർദ്ദേശങ്ങളുംകൊണ്ട് സാന്മാർഗികനിലവാരം ഉയർത്തുകയായിരുന്നു അവയുടെ ലക്ഷ്യം. പ്രബുദ്ധമായ നിരൂപണസിദ്ധാന്തങ്ങളുടെ പിൻബലമുള്ളവയാണ് അഡിസന്റെ വിമർശനങ്ങൾ. സർ റോജർ എന്ന പ്രസിദ്ധ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ടെഴുതിയ ഉപന്യാസങ്ങൾ പാത്രചിത്രീകരണപാടവത്തിനും ആഖ്യാനവൈദഗ്ദ്ധ്യത്തിനും ഉദാഹരണങ്ങളാണ്. അക്ലിഷ്ടമായ ശൈലീവിശേഷത്താൽ അനുഗൃഹീതമാണ് ഇദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ. ഇംഗ്ലീഷ് ഉപന്യാസകർത്താക്കൻമാരിൽ അതിശ്രദ്ധേയനായ ഒരാളാണെന്നതാണ് അഡിസന്റെ മഹത്ത്വം. ഒരു പുതിയ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ബഹുമതിക്കും ഇദ്ദേഹം അർഹനാണ്. 1716-ൽ വാർവിക്കിലെ വിധവയായ പ്രഭ്വിയെ വിവാഹം കഴിച്ചു. ഗാർഹികജീവിതം സുഖകരമായിരുന്നില്ല. 1718-ൽ ഉദ്യോഗത്തിൽനിന്നു വിരമിക്കുകയും 1719 ജൂൺ 17-ന് ഹോളണ്ട്ഹൗസിൽ വച്ച് മരണമടയുകയും ചെയ്തു. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ജോസഫ് അഡിസൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 20:02, 2 ഡിസംബർ 2015. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ മൊഗറിൽ വോട്ടുതേടിയെത്തിയപ്പോൾ ചിത്രം: റിദിൻ ദാമു മിയാപ്പദവ് നൂര്‍ ജുമാമസ്ജിദ് പരിസരം. സമയം രാവിലെ പത്തര. റദ്ദുച്ച നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു കൊല്ലമാകുന്നു. ചെര്‍ക്കളവും റദ്ദുച്ചയും തുടങ്ങിവെച്ച വികസനം തുടര്‍ന്ന് കൊണ്ടുപോകേണ്ടത് നാടിന്റെ ആവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് ഒരുവര്‍ഷം നീട്ടിക്കൊണ്ടുപോയി വികസനം മുരടിപ്പിച്ചവര്‍ക്കെതിരേ വിധിയെഴുതാന്‍ ഇതാ അവസരമായിരിക്കുന്നു. നമ്മുടെ സ്ഥാനാര്‍ഥി എം.സി.ഖമറുദ്ദീനെ ഏണി അടയാളത്തില്‍ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്ന മീഞ്ച പഞ്ചായത്ത് യു.ഡി.എഫ്. കണ്‍വീനര്‍ ബി.മുഹമ്മദ്കുഞ്ഞിയുടെ സ്വാഗതപ്രസംഗം തീരുംമുമ്പേ ആള്‍ക്കൂട്ടത്തിനിടയില്‍ നിറഞ്ഞ ചിരിയും വിടര്‍ന്ന കൈകളുമായി യു.ഡി.എഫ്. സ്ഥാനാര്‍ഥി ഖമറുദ്ദീനെത്തി. മഞ്ചേശ്വരത്തിന്റെ മതേതരസ്വാഭാവം ചരിത്രസംഭവങ്ങളുടെ പിന്തുണയോടെ തുളുവില്‍ നടത്തിയ അധ്യക്ഷപ്രസംഗത്തില്‍ അടിവരയിട്ടുപറഞ്ഞ് യു.ഡി.എഫ്. ചെയര്‍മാന്‍ ദിവാകര്‍ മജിര്‍പ്പള്ള മൈക്ക് ഖമറുദ്ദീന് കൈമാറി. നിങ്ങളുടെ പ്രശ്‌നങ്ങളറിയാന്‍ ഞാനും കന്നഡയും തുളുവും പഠിക്കും. ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ നിയമസഭയില്‍ മലയാളത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ എനിക്കൊരവസരം നല്‍കണം. ബാലറ്റില്‍ ഒന്നാംനമ്പര്‍ പേര് എം.സി.ഖമറുദ്ദീനാണ്. ഒന്നാം നമ്പറുകാരനെ ഒന്നാംതരം ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. ഖമറുദ്ദീന്‍ വോട്ടഭ്യര്‍ഥന അവസാനിപ്പിക്കുമ്പോഴേക്കും പ്രചാരണവാഹനം ബട്ടിപ്പദവിലേക്ക് കുതിച്ചു. അപ്പോഴേക്കും ബേബിയണ്ണയെന്ന് പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മുന്‍ കര്‍ണാടകമന്ത്രി ബി.രമാനാഥറൈയും എം.എസ്.മുഹമ്മദുമെത്തി. ഇതാ കര്‍ണാടക നേതാക്കള്‍ എത്തിക്കഴിഞ്ഞെന്നും ഒന്നാംഘട്ടത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞെന്നും ഖമറുദ്ദീന്റെ വാക്കുകള്‍ അണികള്‍ ആവേശത്തോടെ കൈയടിച്ച് സ്വീകരിച്ചു. തൊട്ടടുത്ത ഗാന്ധിനഗറിലെ സ്വീകരണപരിപാടിയില്‍ മൈക്കെടുത്തത് രമാനാഥറൈയായിരുന്നു. തന്ത്രി തന്ത്രിയായിരിക്കുന്നതാണ് തന്ത്രിക്കും നാടിനും നല്ലതെന്നും തന്ത്രിയെ തന്ത്രിയായിരുത്താന്‍ എല്ലാവരും ഒന്നിച്ചിറങ്ങണമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ചിരിയും കൈയടിയും ഉയര്‍ത്തി. ചുണ്ടില്‍ ഗാന്ധിയും ഹൃദയത്തില്‍ ഗോഡ്സെയുമായി നടക്കുന്ന ബി.ജെ.പി.ക്കാരനെ ചെറുക്കാനുള്ള അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പെന്ന് തുടങ്ങി എന്‍.ഡി.എ.യുടെ തെറ്റായ നയങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയംഗം ബഷീര്‍ വെള്ളിക്കോത്ത് മൊറത്തണയില്‍ കത്തിക്കയറി. ഉച്ചഭാഷിണിയിലൂടെ ഉയര്‍ന്ന വാക്കുകളുടെയും ആശയങ്ങളുടെയും ചൂടില്‍ നാട് ഉച്ചവെയില്‍ച്ചൂട് മറന്ന് സ്ഥാനാര്‍ഥിയെ കാത്തുനിന്നു. റദ്ദുച്ചയുടെ പിന്‍ഗാമിയാകാനും ഈ നാട്ടില്‍ വര്‍ഗീയതയില്ല, ജാതീയതയില്ല എന്ന് നിയമസഭയില്‍ പറയാനും എനിക്കൊരവസരം തരണമെന്ന് ഖമറുദ്ദിന്റെ അഭ്യര്‍ഥന. ബജ്ജയില്‍ പ്രവര്‍ത്തകരൊത്ത് ഉച്ചയൂണ്‍. അതിനിടയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യെത്തി ഉപതിരഞ്ഞെടുപ്പ് നേരിട്ട് പരിചയമില്ലാത്തതിന്റെ ചില പ്രശ്‌നങ്ങളുണ്ട്. മണ്ഡലത്തിലെ വോട്ട് മാത്രമല്ല, ഇതില്‍ വിധി നിര്‍ണയിക്കുക. സൂക്ഷിക്കണം. എല്ലാ അടവുകളും കണ്ടറിഞ്ഞ് നീങ്ങണം ഖമറുവിന്റെ ജയം ഉറപ്പാക്കുംവരെ മഞ്ചേശ്വരത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ തഴക്കംവന്ന രാഷ്ട്രീയക്കാരന്റെ ആത്മവിശ്വാസം. കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ളയ്ക്കും വയനാട്ടില്‍നിന്നുള്ള കെ.പി.സി.സി. സെക്രട്ടറി കെ.കെ.അബ്രഹാമിനും ഹര്‍ഷാദ് വൊര്‍ക്കാടിക്കും ഒപ്പം ഖമറുദ്ദീനും പ്രാദേശികനേതാക്കളും നേരെ മൊഡബയലിലേക്ക്. സൈക്കിളില്‍പോലും പോകാനാകാത്ത റോഡുകള്‍ ഇന്നും തന്റെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടെന്നും ചെര്‍ക്കളവും റദ്ദുച്ചയും മഞ്ചേശ്വരത്തെ റോഡുകളില്‍ തീര്‍ത്ത വിപ്ലവം കണ്ട് താന്‍ തരിച്ചുപോവുകയാണെന്നും പാറക്കലിന്റെ പ്രസംഗം. ഈ വികസനം പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കണം. വികസനത്തുടര്‍ച്ചയ്ക്ക് ഖമറുദ്ദീനെ വിജയിപ്പിക്കണം -അദ്ദേഹം വാക്കുകള്‍ നിര്‍ത്തുമ്പോഴേക്കും മൈക്ക് ഏറ്റുവാങ്ങി ഖമറുദ്ദീന്‍ പ്രസംഗം തുടങ്ങി. പിന്നെ മൊഗറിലേക്ക് പ്രചാരണവാഹനത്തില്‍നിന്ന് മാപ്പിളപ്പാട്ടിന്റെ ഇശലില്‍ പാട്ടുയര്‍ന്നു -മഞ്ചേശ്വരം മണ്ഡലത്തിന് സാരഥിയായി മുന്നിലിതാ എം.സി.ഖമറുദ്ദീന്‍ സാഹിബ്.. സംഘടനാ ദൗർബല്യവും പ്രചാരണപ്പിഴവും വിനയായെന്നു യു.ഡി.എഫ്. വോട്ട് സി.പി.എമ്മിന്; സംഘപരിവാറിൽ ‘വട്ടിയൂർക്കാവ്’ ചർച്ചയാകുന്നു അരൂരിലെ സ്ത്രീകളുടെ വാശിയാണ് എന്നെ ജയിപ്പിച്ചത്- ഷാനിമോൾ ഉസ്മാൻ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. മഞ്ചേശ്വരത്ത് പതിവ് തെറ്റിയില്ല, യുഡിഎഫിന് തിളക്കമുള്ള വിജയം സമ്മാനിച്ച് തുളുനാടിന്റെ മനസ്സ് വട്ടിയൂര്‍ക്കാവിലും അരൂരിലും എല്‍ഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിന്- എക്സിറ്റ്‌പോള്‍ കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണം തള്ളി യുവതിയുടെ കുടുംബം കള്ളവോട്ടിന് ശ്രമം, മഞ്ചേശ്വരത്ത് യുവതി കസ്റ്റഡിയില്‍ ആയിരം ഇതളുള്ള താമര വിരിയിക്കാൻ കുമ്മനം തിരുവനന്തപുരം: ജയില്‍ ചാടിയ വനിതാ തടവുകാര്‍ക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേ ക്കും പഞ്ചാബിൽ നാഭാ ജയിൽ തകർത്ത് ഖാലിസ്താൻ നേതാവിനെ മോചിപ്പിച്ചു അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. 10 അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്സിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2 വിക്കറ്റ്‌സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് എന്ന വിജയലക്ഷ്യം 2 വിക്കറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ചെന്നൈ മറികടന്നത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും (28 പന്തില്‍ 40 ഫാഫ് ഡുപ്ലെസിസും (30 പന്തില്‍ 43) ചെന്നൈക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 28 പന്തില്‍ 32 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയും സ്കോറിങ്ങിന് വേഗം കൂട്ടി. 8 പന്തില്‍ 22 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മിന്നലാക്രമണം ചെന്നൈയെ വിജയത്തോടടുപ്പിച്ചു. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 33 പന്തില്‍ 45 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയും, 15 പന്തില്‍ 18 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. ആദ്യ ഓവറില്‍ 2 ബൗണ്ടറിയടക്കം 9 റണ്‍സ് നേടിയ ഗില്‍ ഒന്നാം ഓവറിന്റെ അവസാന പന്തില്‍ റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. അമ്ബാട്ടി റായ്‌ഡുവാണ് ഗില്ലിനെ പുറത്താക്കിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ കൊല്‍ക്കത്ത രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 27 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയ നിതീഷ് റാണയും, 15 പന്തില്‍ 20 റണ്‍സ് നേടിയ ആന്ദ്രേ റസ്സലും, 11 പന്തില്‍ 26 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് കൊല്‍ക്കത്തയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. Previous articleഹര്‍ത്താല്‍ തിങ്കളാഴ്ച സാധാരണ ഗതിയില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നു കെഎസ്‌ആര്‍ടിസി Next articleസംസ്ഥാനത്ത് ഇന്ന് 11,699 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മരണം 58 കേരളത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ റോഡ്ആസ്തി നിർണയം; റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഡിസംബറോടെ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ്‌കുമാര്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ സമരം തീര്‍ക്കാന്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച പോലീസ് അച്ചടക്കത്തിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പണമിടപാട് കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായ് കമ്പനിയുടെ അന്ത്യശാസനം നടി ആക്രമിക്കപ്പെട്ട കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറി അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് ഒരു മരണം ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു. അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹൃദയം ചിത്രം തീയറ്ററുകളിലെത്താൻ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുന്നുവെന്ന് വിശാഖ് സുബ്രമണ്യം പറയുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമ ചിത്രീകരണം പൂർണമായും നിലച്ചിരിക്കുകയാണ്. മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത് വരനെ ആവശ്യമുണ്ട്" എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടംനേടിയ കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയാകുന്നത്. പ്രേക്ഷകർ ഇത്തിരി കാത്തിരുന്നാൽ വളരെ മികച്ചൊരു ചിത്രം നൽകാമെന്ന് നിർമാതാവ് വിശാഖ് പറയുന്നു. നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് "ഹൃദയ"ത്തിന്. യുവതാരം പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ ഒരു ഗാനവും ആലപിക്കുന്നുണ്ട്. ശേഖര വര്‍മ്മ രാജാവില്‍ നിവിന്‍ പോളി, സംവിധാനം അനുരാജ് മനോഹര്‍ നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ശേഖര വര്‍മ്മ രാജാവ്. ചിത്രം സംവിധാനം ചെയ്യുന്നത് അനുരാജ് മനോഹറാണ്. ഇഷ്‌കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രമാണിത്. മരക്കാര്‍ ട്രെയിലര്‍ നവംബര്‍ 30 ന്; മലയാളത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം; പ്രതീക്ഷ വാനോളം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലര്‍ എത്തുന്നു. നവംബര്‍ 30ന് വൈകിട്ട് നാലിന് ട്രെയിലര്‍ റിലീസ് ചെയ്യും. ത്രസിപ്പിക്കാന്‍ മഡ്ഡി എത്തുന്നു, ഡിസംബര്‍ 10 ന്; സാഹസിക ആക്ഷന്‍ ത്രില്ലര്‍ നൂതന സിനിമാറ്റിക് അനുഭവം ഇന്ത്യയിലെ ആദ്യത്തെ ഓഫ് റോഡ് മഡ് റേസ് സിനിമ മഡ്ഡി റിലീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 10 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ജാപ്പനീസ് ചിത്രം റിങ് വാന്‍ഡറിങ്ങിന് സുവര്‍ണ മയൂരം; വാക്ലേവ് കാണ്ട്രാന്‍ങ്കയ്ക്ക് രജതമയൂരം 72 മണിക്കൂര്‍ തുടര്‍ച്ചയായി കുറുപ്പ്; 52 ഷോകള്‍; റെക്കോഡുമായി തിയേറ്റര്‍ മാര്‍സ് മരക്കാര്‍ ട്രെയിലര്‍ നവംബര്‍ 30 ന്; മലയാളത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം; പ്രതീക്ഷ വാനോളം ശേഖര വര്‍മ്മ രാജാവില്‍ നിവിന്‍ പോളി, സംവിധാനം അനുരാജ് മനോഹര്‍ സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. ◆ കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ◆ നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ◆ ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ◆ കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ◆ ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി ◆ ഒമിക്രോൺ ജർമനിയിലും; രാജ്യത്ത് അതീവ ജാഗ്രത ◆ സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 5144 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,309 സാമ്പിളുകള്‍ ◆ വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ ◆ സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി മാറ്റിവെച്ചു ◆ പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്‌ ആലപ്പുഴ: കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട് മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഡോ. ബോബി ചെമ്മണൂർ. കുട്ടനാട് കൈനകരി പ്രദേശങ്ങളിലെ ദുരിത മേഖലയിലാണ് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശത്തെ വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കിറ്റുകൾ വിതരണം ചെയ്തു ഡോ. ബോബി ചെമ്മണൂർ, ബോബി ഫാൻസ്‌ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫാദർ സേവ്യർ, കോ-ഓർഡിനേറ്റർമാരായ ഹാനി ഹനീഫ്, ഷിബു ഡേവിഡ്, ബിനീഷ് എന്നിവർ ഉൾപ്പെടുന്ന സംഘം ബോട്ടുകളിൽ ദുരിതഭൂമിയിൽ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബോബി ബസാര്‍ സംഘടിപ്പിച്ച ഓണം-ക്രിസ്തുമസ് ന്യൂ ഇയര്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു അരി സൗജന്യമാക്കണം; മോദിക്ക് പിണറായിയുടെ കത്ത് ബോചെ ബ്രാന്റ് ട്രാൻസ്പരന്റ് മാസ്ക് തൃശൂർ ജില്ലാ കളക്ടർക്ക് നൽകി ബോബി ഫാൻസ്‌ മാസ്‌കും സാനിറ്റൈസറും നൽകി. പത്ത് ലക്ഷം രൂപ പ്രളയ ഫണ്ട് തട്ടിയ സിപിഎം നേതാവിനെ പിടിക്കാനാവാതെ ക്രൈം ബ്രാഞ്ച്.വെട്ടിലായി സിപിഎം പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട തങ്കപ്പനും കുടുംബത്തിനും അബുദാബി സ്‌കൂളിന്റെ പുതിയ വീട്; മണിക്കടവ് ആനപ്പാറയിലെ തെക്കേമഠത്തില്‍ തങ്കപ്പനാണ് സഹായഹസ്തം ലഭിച്ചത് പ്രളയവും ചെലവ് ചുരുക്കലും സെക്രട്ടറിയേറ്റിന് പടിക്ക് പുറത്ത്; സെക്രട്ടേറിയറ്റില്‍ തേക്ക് കസേരയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് രണ്ടര ലക്ഷം സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഹലാൽ ഗോമൂത്രം ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം. റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന സൈജു ചില്ലറക്കാരനല്ല! സാമ്പത്തിക തട്ടിപ്പിൽ പ്രതി!മയക്കുമരുന്ന് ഇടപാടുകളുടെ തെളിവുകൾ നമ്പര്‍ 18 ഹോട്ടലിലെ സന്ദര്‍ശകന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി! നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ തിരുന്നാൾ ആഘോഷങ്ങൾക്കു പേര് കേട്ട ഇടവകയാണ് കുടമാളൂർ. ആണ്ടുവട്ടത്തിൽ ഇത്രയേറെ തിരുനാളുകൾ ആഘോഷപൂർവം നടത്തുന്ന പള്ളികൾ വിരളമാണ്. ഫെബ്രുവരിയിൽ മാതാവിൻറെ ശുദ്ധീകരണത്തിരുന്നാൾ, മാർച്ചിൽ വിശുദ്ധ യൗസേപ്പിതാവിൻറെ മരണത്തിരുന്നാൾ, ഏപ്രിലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ, ഓഗസ്റ്റിൽ മാതാവിൻറെ സ്വര്ഗാരോഹണ തിരുനാൾ, സെപ്റ്റംബറിൽ മാതാവിൻറെ ജനനത്തിരുന്നാൾ, വ്യാകുലമാതാവിൻറെ തിരുനാൾ, ഒക്ടോബറിൽ അൽഫോൻസാമ്മയുടെ തിരുനാൾ എന്നിവയാണ് ഇടവകപ്പള്ളിയിലെ പ്രധാന തിരുനാളുകൾ. പ്രധാന തിരുനാളുകൾക്കു പുറമേ പിറവിത്തിരുനാൾ, ഉയിർപ്പുതിരുനാൾ, നാല്പതാം വെള്ളി ആചരണം, ഓശാനത്തിരുന്നാൽ എന്നിവയും ഒക്ടോബർ മാസത്തിൽ പത്തു ദിവസത്തെ കൊന്തനമസ്കാരവും ഭക്ത്യാഢംബരപൂർവം ഇവിടെ നടത്തി വരുന്നു. മാർച്ച്, മെയ്, ജൂൺ മാസങ്ങളിൽ മാസവണക്കം ആഘോഷപൂർവം നടത്തപ്പെടുന്നു. ആദ്യവെള്ളിയാഴ്ചകളിൽ ആദ്യത്തെ കുർബാനയ്‌ക്കുശേഷം ആരാധനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടത്തുന്നു. എല്ലാ ചൊവ്വാഴ്ചയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന രാവിലെ 6:15 നും വൈകുന്നേരം അഞ്ചിനുള്ള കുർബാനയ്ക്കു ശേഷവും നടത്തുന്നു. ബുധനാഴ്ചകളിൽ കുടമാളൂർ മുക്തിയമ്മയുടെ നൊവേന രാവിലെ 6:15 നുള്ള കുർബാനയ്ക്കു ശേഷം നടത്തി വരുന്നു. നൊവേനകൾ രണ്ടും നടത്തുന്നത് മുക്തിയമ്മ ദേവാലയം എന്നറിയപ്പെടുന്ന പഴയ പള്ളിയിലാണ്. ചെമ്പകശേരി രാജാവ് സ്‌ഥാനം നിർണയിച്ച പള്ളി സ്‌ഥിതിചെയ്യുന്നത് സാമാന്യം സമതല പ്രദേശത്താണ്. ഹൈന്ദവ മേഖലയായതിനാലും ഹൈന്ദവനായ രാജാവ് പണിയിച്ച പള്ളിയായതിനാലും മതസൗഹാർദത്തിന്റെ ഊഷ്മളതയിലും ധാരാളം ഹൈന്ദവർ ഈ പള്ളിയിൽ വഴിപാടു നടത്താനായി എത്തുന്നു. പള്ളിയുടെ ആരംഭകാലം മുതൽതന്നെ ചെമ്പകശേരി കൊട്ടാരത്തിൽനിന്നും തുടങ്ങിവെച്ച രണ്ടു വഴിപാടുകളായ പായസനേർച്ചയും, നീന്തുനേർച്ചയും നിർവഹിക്കുന്നതിന് ഇപ്പോൾ പതിനായിരങ്ങളാണ് ഈ പള്ളിയുമായി ബന്ധപ്പെടുന്നത്. ഇതിനു ക്രൈസ്തവ – ഹൈന്ദവ ഭേദമില്ല. പായസനേർച്ച അഥവാ കറിനേർച്ച എന്ന പേരിൽ അറിയപ്പെടുന്ന വഴിപാട് ഏറ്റവും ഫലസിദ്ധിയുള്ളതാണ്. സന്താനഭാഗ്യം ലഭിക്കാതെ വർഷങ്ങളായി നിരാശയിൽ കഴിയുന്ന ദമ്പതികൾ നേരുന്നതാണ് കറിനേർച്ച. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് പഴയ പള്ളിയിൽ വന്ന് മുക്തിമാതാവിൻറെ തിരുസ്വരൂപത്തിൽ നോക്കി തീക്ഷണമായ വിശ്വാസത്തോടുകൂടി സന്താനഭാഗ്യത്തിനായി പ്രാർഥിച്ചു കറിനേർച്ച നേരുന്നു. ഭണ്ഡാരത്തിൽ നേർച്ചയിട്ടശേഷം സാധിക്കുമെങ്കിൽ വികാരിയച്ചനെ കണ്ട് നേർച്ച നേർന്ന വിവരം പറഞ്ഞു ആശീർവാദം സ്വീകരിച്ചു മടങ്ങുന്നു. തുടർന്ന് ഇരുവരും മുക്തിമാതാവിനോട് പ്രാർത്ഥിക്കുന്നു. സന്താനസൗഭാഗ്യം സിദ്ധിച്ചശേഷം ഒരു വർഷത്തിനുള്ളിൽ പള്ളിയിൽ വന്ന് നേർച്ച നടത്തി വരുന്നു. ഇങ്ങനെ സന്താനസൗഭാഗ്യം ലഭിച്ച ജാതിമതഭേദമന്യേയുള്ള നൂറുകണക്കിന് ദമ്പതികൾ വര്ഷം തോറും തങ്ങളുടെ പൊന്നോമനകളുമായി ഇവിടെ വന്നു നേർച്ച നടത്തുകയും ചെയ്തുവരുന്നുണ്ട്. കറിനേർച്ച പോലെത്തന്നെ കുടമാളൂർ പള്ളിയെ പ്രശസ്തിയിലേക്കുയർത്തിയ ഒരു ഭക്താനുഷ്‌ഠാനമാണ് നീന്തുനേർച്ച വിശുദ്ധ വാരത്തിൽ, പ്രത്യേകിച്ച് പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ജാതിമതഭേതമന്യേ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഒരു ഭക്താനുഷ്‌ഠാനമാണിത്. പഴയ പള്ളിക്ക് അഭിമുഖമായി മൈതാനത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പുരാതന പ്രസിദ്ധമായ കൽക്കുരിശിൻ ചുവട്ടിൽ സ്വയംപ്രാർഥനയ്ക്കു ശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ചു പങ്കപ്പാടിന്റെ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാർഥിച്ചുമാണ് ഈ നേർച്ച പൂർത്തിയാക്കുന്നത്. ഇതിനായെത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും അന്നേദിവസം ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നു. ആസ്ത്മ, വാതസംബന്ധിയായ രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ശമനത്തിനായാണ് ഈ നേർച്ച അനുഷ്‌ഠിച്ചുവരുന്നത്. കറിനേർച്ച, നീന്തുനേർച്ച എന്നിവയ്ക്ക് പുറമേ നൂറ്റാണ്ടുകളായി ഇവിടെ പ്രചാരത്തിലുള്ളതാണ് പാളയും കയറും നേർച്ച. കരൾരോഗം, ഉദരരോഗങ്ങൾ മുതലായവയുടെ സൗഖ്യത്തിനായാണ് പാളയും കയറും നേർച്ച അനുഷ്‌ഠിച്ചുവരുന്നത്. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ കാമുകിൻപാള തൊട്ടിരൂപത്തിൽ നിർമിച്ചു ചകിരികയർ കെട്ടി പഴയപള്ളിക്കു സമീപം വറ്റാത്ത ഉറവയുള്ള കിണറ്റിൽനിന്നും വെള്ളം കോരി കുടിച്ചു പാള അവിടെത്തന്നെ നിക്ഷേപിക്കുന്നതാണ് ഈ നേർച്ച. സ്വർണമുപയോഗിച്ചും വെള്ളിയുപയോഗിച്ചും കയറും പാളയും പ്രതീകാത്മകമായി നിർമിച്ചു പള്ളിയിൽ നൽകുന്ന രീതിയും, ഈ നേർച്ചക്കായി ചെറിയ തുക പള്ളിയിൽ കൊടുത്തുവരുന്ന രീതിയും നിലവിലുണ്ട്. പെസഹാവ്യാഴായ്ച ഇവിടെ നടത്തിവരുന്ന വിശിഷ്ടമായൊരു നേർച്ചയാണ് തമുക്കു നേർച്ച. ഇടവകയിലെ കുമാരനല്ലൂർ കരയിലെ (സെന്റ്. തോമസ് ഇടവക) വിശ്വാസതീക്ഷ്ണതയുള്ള കൂട്ടുകച്ചവടക്കാരായ ഏതാനും പേർക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് മുക്തിയമ്മ വഴിയായി ലഭിച്ച അത്ഭുതകരമായ അനുഗ്രഹത്തിന് നന്ദിസൂചകമായി ആരംഭിച്ചതാണ് തമുക്കു നേർച്ച. ഈ പൂർവികരുടെ പിന്തുടർച്ചക്കാരും വാർഡിലെ മറ്റംഗങ്ങളും ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇപ്പോൾ ഈ നേർച്ച നടത്തിവരുന്നത്. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ആചരിക്കുന്ന ഭക്തകൃത്യമാണ് മുൾമുടി ആണി വണങ്ങൽ. ഈശോയുടെ പീഡാനുഭവം ധ്യാനിച്ചു ദൈവാനുഗ്രഹത്തിനും രോഗശാന്തിക്കുമായി ഈ നേർച്ച നടത്തിവരുന്നു. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ഫാത്തിമായിലെ പോലെ നടക്കുന്നതാണ് അത്ഭുതജപമാല മെഴുകുതിരി പ്രദിക്ഷണം. പ്രസ്‌തുത പ്രദിക്ഷണത്തിൽ നിയോഗം വച്ചു പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നവരുടെ നൂറുകണക്കിന് സാക്ഷ്യങ്ങൾ മുത്തിയമ്മയുടെ സവിധേയുള്ള പെട്ടിയിൽ വീണു കൊണ്ടിരിക്കുന്നു. അത്ഭുത രോഗശാന്തി, സന്താന സൗഭാഗ്യം, ഉദ്യോഗലബ്‌ധി, വിവാഹം തുടങ്ങി ഒട്ടനവധി അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങൾ നിത്യേന വന്നുകൊണ്ടിരിക്കുന്നു. എല്ലാ ചൊവാഴ്ചകളിലും വി.അൽഫോൻസാമ്മയുടെയും, എല്ലാ ബുധനാഴ്ചകളിലും മുത്തിയമ്മയുടെയും നാമത്തിലുള്ള നൊവേനകൾ നടത്തിക്കൊണ്ടിരിക്കുന്നു. സാധാരണയുള്ള വി. കുർബാനക്കു പുറമേ, തീർഥാടകർക്കായി എല്ലാ ദിവസവും 11 മണിക്കു ദേവാലയത്തിൽ വി.കുർബ്ബാന ഉണ്ടായിരിക്കും. ബോളിവുഡ് ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന ഒരു നേപ്പാളി ചലച്ചിത്ര അഭിനേത്രിയാണ് മനീഷ് കൊയ്‌രാള (ജനനം: ഓഗസ്റ്റ് 16, 1970 കൊയ്‌രാള ജനിച്ചത് നേപ്പാളിലാണ്. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക കൂടിയായ കൊയ്‌രാള യു.എൻ.എഫ്.പി.എ യുടെ (UNFPA Goodwill Ambassador) പ്രതിനിധി കൂടിയാണ്. പ്രധാനമായും ഹിന്ദിയിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും കൊയ്‌രാള അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, മണിപ്പൂരി എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദ്ധയാണ്. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഒരു നേപ്പാളി ചിത്രമായ ഫേരി ഭേട്ടുല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. ബോളിവുഡ് ചലച്ചിത്രമേഖലയിൽ ആദ്യമായി അഭിനയിച്ചത് സുഭാഷ് ഘായ് സംവിധാനം ചെയ്ത സൌദാഗർ എന്ന ചിത്രത്തിലൂടെയാണ്.[1] പിന്നീട് 1992-93 കാലഘട്ടത്തിൽ അഭിനയിച്ച ചിത്രങ്ങൾ പരാജയമായിരുന്നു. 1995 ൽ മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രം പുറത്തിറങ്ങി.[2][3] ഈ ചിത്രത്തിലെ വേഷം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1996 ഒരു നല്ല വർഷമായിരുന്നു മനീഷയുടെ അഭിനയ ജീവിതത്തിൽ. അഗ്നിസാ‍ക്ഷി എന്ന ചിത്രം വിജയമായിരുന്നു.[4] wഇതിൽ നാന പടേക്കർ ഒന്നിച്ച അഭിനയിച്ചത് വിജയമായിരുന്നു.[5] ആ വർഷം തന്നെ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഖാമോശി എന്ന ചിത്രത്തിൽ അഭിനയിച്ചു.[6] ഇതിൽ അഭിയത്തിന് ബോംബേ എന്ന ചിത്രത്തിനു ശേഷം തന്റെ രണ്ടാമത്തെ ഫിലിംഫെയർ ക്രിട്ടീക്സ് പുരസ്കാരം ലഭിച്ചു.[7] 1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രവും ശ്രദ്ധേയമായ ഒന്നായിരുന്നു.[8] 1998 ൽ മണിരത്നം സംവിധാനം ചെയ്ത ദിൽ സേ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒന്നിച്ച് അഭിനയിച്ചു. ഈ ചിത്രം ഒരു വിജയമായിരുന്നു.[9] 1999 ലും പല ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു.[10][11] 2001 ൽ ഗ്രഹൺ, ലജ്ജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2002 ൽ അജയ് ദേവ്‌ഗൺ പ്രധാന കഥാപാത്രം അവതരിപ്പിച്ച കമ്പനി എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് സംവിധാനം ചെയ്തത് രാം ഗോപാൽ വർമ്മ ആയിരുന്നു.[12] 2003 ൽ മനീഷ മുൻ നിര ചലച്ചിത്ര മേഖലയോട് വിട പറഞ്ഞു. 2007 ൽ ഒരു ചെറിയ വേഷത്തിൽ അൻ‌വർ എന്ന ചിത്രത്തിൽ അഭിനയിച്ചു. നേപ്പാളിലെ രാഷ്ട്രിയരംഗത്ത് മുന്നിട്ട് നിന്ന ഒരു ഹിന്ദു കുടുംബത്തിലാണ് മനീഷ ജനിച്ചത്. മനീഷയുടെ മുത്തച്ഛനായിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാള 1960 കളുടെ ആദ്യത്തിൽ നേപ്പാൾ പ്രധാനമന്ത്രി ആയിരുന്നു. അതു പോലെ കുടുംബത്തിലെ പല അംഗങ്ങളും പാർലമെന്റ്റിൽ അംഗങ്ങളും ആണ്. മനീഷ പഠിച്ചത് ഡെൽഹിയിലെ സൈനിക സ്കൂളിലാണ്. ആദ്യ കാലത്തെ ആഗ്രഹമനുസരിച്ച് ഒരു ഡോക്ടർ ആകണമെന്നായിരുന്നു. പക്ഷേ, പിന്നീട് ഒരു മോഡലാവുകയും പിന്നീട് ബോളിവുഡീലേക്ക് വരികയുമായിരുന്നു 13] സഹോദരൻ സിദ്ധാർത്ഥ് കൊയ്‌രാള ഒരു നടനാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ചുണ്ട്.[14] ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌ Lifestyle Lifestyle Muziriz Post ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌ ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌ ഒരു പണിയും ചെയ്യാതെ മടിപിടിച്ചിരിക്കുക എന്നത് എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്തൊരു മടിയാണ്, ഇങ്ങനെ ഒരു ഗുണവുമില്ലാതെ ഇരിക്കരുത് എന്നെല്ലാം വെറുതേ ഇരിക്കുന്നവരോട് ആളുകള്‍ പറയാറുണ്ട് എന്നാല്‍ ഇനി അവര്‍ക്കുളള മറുപടി പറയാം. വെറുതേ ഇരിക്കുന്നത് അത്ര നിസാര കാര്യമൊന്നുമല്ല. വെറുതെ ഇരിക്കുന്നത് വലിയ ഗുണങ്ങളാണ് നമുക്ക് നല്‍കുക. പ്രൊഡക്ടീവായോ അല്ലാതെയോ വിനോദത്തിനോ ഒന്നിനും വേണ്ടി ഒന്നും ചെയ്യാതെ ഇരിക്കുന്നത് നമുക്ക് വലിയ റിലാക്‌സേഷനാണ് നല്‍കുക. പാട്ടുകേള്‍ക്കുന്നതും സിനിമ കാണുന്നതും വീട്ടുകാരോടും സുഹൃത്തുക്കള്‍ക്കുമൊപ്പം ദിവസം ചിലവഴിക്കുന്നതുമുള്‍പ്പെടെ നമുക്ക് വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കുക. എന്നാല്‍ അതിനേക്കാള്‍ റിലാക്‌സേഷന്‍ ഈ വെറുതേയിരിപ്പിന് നല്‍കാനാവും. ജോലിയൊന്നും ചെയ്യാതെ മനസിനെ അതിന്റെ വഴിക്ക് വിട്ട് ഇരിക്കുന്നത് മനസിന്റെ സംഘര്‍ഷങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ചെയ്തുതീര്‍ക്കാനുളള ജോലിയെക്കുറിച്ചോ ചുറ്റുമുളള ആള്‍ക്കാരെയോ ഭാവിയെയോക്കുറിച്ച് ഒന്നും ചിന്തിക്കാതെ ഒരു ജനലരികില്‍ വെറുതെ ഇരുന്നുനോക്കു. അത് തരുന്ന ആശ്വാസം വളരെ വലുതാണ്. ഈ വെറുതെയിരിപ്പ് മടിയാണെന്നാണ് എല്ലാവരും പറയുക. എന്നാല്‍ ഈ ലോകത്ത് പലതരത്തിലുളള ജോലികളും സമ്മര്‍ദ്ദങ്ങളുമായി ആളുകള്‍ പലവിധത്തിലുളള പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. എപ്പോഴും തിരക്കിട്ടോടുന്ന ആളുകള്‍ വല്ലപ്പോഴും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കണമെന്നും അത് മാനസികാരോഗ്യത്തിന് നല്ലതാണെന്നുമാണ് പഠനങ്ങളില്‍ പറയുന്നത്. മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും: മന്ത്രി Asian Metro News കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും: മന്ത്രി കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും: മന്ത്രി ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോയമ്പത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തിൽ മരിച്ചു.അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില അതീവഗുരുതരം മരണം 11 ആയി. ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളിൽ 9 പേർക്ക് ലൈസൻസ് അനുവദിച്ചു പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള കെട്ടിടങ്ങൾ നിർമിക്കും: മന്ത്രി കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതിക്ഷോഭങ്ങളുടേയും പശ്ചാത്തലത്തിൽ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്നു റവന്യു – ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന ഭവന നിർമാണ ബോർഡിൽ പുതിയതായി പ്രവേശിച്ച എൻജിനിയർമാർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറിലിരുന്ന് വ്യാജ ചാരായം കഴിച്ച 2 പേർ പിടിയിൽ 0 സംസ്ഥാനത്ത് കൊവിഡ് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വെെറസ് വ്യാപനം നിയന്ത്രിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍ 0 കാട്ടുപോത്തിന്റെ ആക്രമണം ;യുവാവിന് ദാരുണ അന്ത്യം 0 ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു ‘കര്‍ഷകരുടെ ക്ഷേമത്തെക്കുറിച്ച് സംസാരിച്ചാല്‍ അതാണ് യഥാര്‍ത്ഥ ദേശീയത, അല്ലാതെ കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണിലുടെ നടത്തുന്ന പ്രസംഗങ്ങളല്ല’ – ആര്‍.എസ്.എസിന്‍റെ പേര് പറയാതെ സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധിക്കുമ്പോഴും സര്‍ക്കാര്‍ ലവ് ജിഹാദിനെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ് വിമർശിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ സമയത്തും നിങ്ങള്‍ സംസാരിക്കുന്നത് ലവ് ജിഹാദിനെക്കുറിച്ചാണ്, നിങ്ങള്‍ വിവാഹങ്ങളെക്കുറിച്ച് നിയമങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകരുടെ ഭാവി ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ രാജ്യത്ത് ഭൂരിഭാഗം കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മറ്റ് ചില പാര്‍ട്ടികളില്‍ നിന്നുമുള്ളവരാണെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. ബി.ജെ.പിയില്‍ നിന്ന് ഒരു കര്‍ഷക നേതാവ് പോലുമില്ല. ഉണ്ടാകാന്‍ കഴിയില്ല. ബി.ജെ.പി ഭരണത്തില്‍ രാജ്യത്തെ കർഷകർ ഭീതിയിലാണ്. തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഓർത്തുപോലും അവർ ഭീതിയിലാണ്’ – സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംയുക്ത സൈനിക മേധാവിക്ക് വിട… ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു സംസ്ഥാനത്ത് 5038 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,014 ആയി, 24 ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി ഹെലികോപ്റ്റര്‍ അപകടം; 11 മരണം സ്ഥിരീകരിച്ച് സൈന്യം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക: കെ സുധാകരന്‍ എംപി ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു ‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും Anupama Child Missing Case: അനുപമയ്ക്ക് കുഞ്ഞിനെ എപ്പോൾ കിട്ടും? ഡിഎൻഎ റിസൾട്ട് അമ്മയെ അറിയിക്കാതെ സിഡബ്ല്യൂസി മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാടി വിഷയത്തിൽ വ്യക്തവരുത്തണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യൂസിക്ക് മെയിലയച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും സിഡബ്ല്യൂസിയുടെ തുടർനടപടികളെന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരം: കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി കഴിഞ്ഞു. ഡിഎൻഎ ഫലം പോസിറ്റീവാണെന്ന് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി സിഡബ്ല്യൂസിയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. കുഞ്ഞിനെ അനുപമയ്ക്ക് എപ്പോൾ കൈമാറുമെന്നതാണ് ഇനിയുള്ള ചോദ്യം. ടെസ്റ്റ് റിസൾട്ട് പോസിറ്റിവാണെന്ന് സിഡബ്ല്യൂസിയെ അറിയിച്ചു കഴിഞ്ഞുവെങ്കിലും വിവരം ഇത് വരെ അനുപമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. Anupama Child Missing Case കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്, ഫലം കൈമാറി മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാടി വിഷയത്തിൽ വ്യക്തവരുത്തണമെന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യൂസിക്ക് മെയിലയച്ചിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും സിഡബ്ല്യൂസിയുടെ തുടർനടപടികളെന്നാണ് അറിയാൻ കഴിയുന്നത്. കുഞ്ഞിനെ അടുത്തു തന്നെ തന്റെ കയ്യിലേക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അനുപമ പറയുന്നു, തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അനുപമയുടെ നിലപാട്. ''കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമാണ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരും ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിൽ വിഷമം ഉണ്ട്. എത്രയും പെട്ടന്ന് കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടുമെന്നാണ് കരുതുന്നുവെന്നും അവർ പറഞ്ഞു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച കുഞ്ഞ് ഇപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല. കേസിൽ കോടതി അന്തിമ കാര്യങ്ങൾ തീരുമാനിക്കുമെന്നും കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാനായിരുന്നു തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിരുന്നത്. അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ഒക്ടോബര്‍ 14ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം പുറത്തെത്തിയത്. പിന്നീട് തുടര്‍ച്ചയായി ന്യൂസ് അവര്‍ ചര്‍ച്ചകള്‍, പോലീസിന്‍റെയും ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും ശിശുക്ഷേമ സമിതിയുടെയും വീഴ്ചകള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് കൊണ്ടുവന്ന തുടര്‍ വാര്‍ത്തകള്‍. ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. അനുപമയുടെ പരാതിയെ ഗൗനിക്കാതിരുന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തന്നെ ഒടുവില്‍ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉത്തരവിടുന്നു. കുഞ്ഞ് നാട്ടിലെത്തുന്നു, ഡിഎൻഎ പരിശോധന നടത്തുന്നു. ഒടുവിൽ കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലവും പുറത്ത് വന്നിരിക്കുന്നു. ഈ മാസം മുപ്പതിന് ദത്ത് നൽകിയ നടപടികളടക്കം എന്തൊക്കെയെന്ന് കാണിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞിനെ ലഭിച്ചതെങ്ങനെ, എത്ര ദിവസം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിച്ചു, ദത്ത് നൽകിയതെങ്ങനെ, സംസ്ഥാനത്തിന് പുറത്തേക്ക് ദത്ത് നൽകാൻ ഇപ്പോൾ ശിശുക്ഷേമസമിതിക്ക് ലൈസൻസ് ഉണ്ടോ എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകണമെന്നിരിക്കേ, ഓരോ വിഷയങ്ങളിലും എന്ത് നിലപാട് സ്വീകരിക്കും സമിതിയെന്നത് നിർണായകമാണ്. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന മൊഴികള്‍ വകുപ്പ് തല അന്വേഷണത്തില്‍ നിര്‍ണായകമായേക്കും. കു‍ഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിംഗ് നടത്തിയിട്ടും പോലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്‍റെ നടപടിയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടുന്നതാണ്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ലെന്നതിന്‍റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെത്തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്. ഏപ്രിലിൽ 22-ാം തീയതി സിറ്റിംഗ് നടത്തിയത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നുവെങ്കില്‍ ദത്ത് തടയാമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. അനുപമയുടെ പരാതി കേട്ടിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടികളെ കാണാതായ കേസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിധിയില്‍ വരും എന്നിരിക്കെ പോലീസില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ പോലീസിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടി വന്നേനെ. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ചകള്‍ തെളിയിക്കാനുള്ള മൊഴികളും രേഖകളും കിട്ടിയിരുന്നു. ദത്ത് പോയതിന് ശേഷം നാലാം ദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേ ദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14-ന് സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16-ന് കുടുംബകോടതിയില്‍ നടന്ന സിറ്റിംഗിൽ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. ബാലാവകാശ കമ്മീഷന്‍ പരിധി ലംഘിച്ചു; അമ്മയെയും കുട്ടികളെയും മാനസിക ചികിത്സയ്ക്ക് വിധേയമാക്കിയതിനെതിരെ ഹൈക്കോടതി Army Helicopter crash കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും Mullaperiyar Dam മുല്ലപ്പെരിയാർ വിഷയം; സുപ്രീം കോടതിയിൽ കേരളം പുതിയ അപേക്ഷ ഫയൽ ചെയ്തു Bipin Rawat passes away ഹെലികോപ്റ്റർ ദുരന്തം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു, ഭാര്യ അടക്കം 13 പേർ മരിച്ചു Bipin Rawat Death പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ, മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും Robbery നഗരമധ്യത്തില്‍ മോഷണം; യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു, രണ്ടു പേർ അറസ്റ്റിൽ Covid 19 സൗദി അറേബ്യയിൽ 46 പേർക്ക് കൊവിഡ്, 64 പേർക്ക് രോഗമുക്തി Bipin Rawat Death പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ദില്ലിയിലെത്തിക്കും sowbhagya venkitesh സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി അനുഭവം പറഞ്ഞ് സൗഭാഗ്യ Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. ‘ബിജെപി ഭരിക്കുന്ന ഗോവയിലെ അഴിമതി മോദി കാണില്ലേ?’; രണ്ടുംകൽപിച്ച് സത്യപാൽ മാലിക് – Nerrekha Online Malayalam News Paper Nerrekha News ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം,16 ഇടത്ത് ജയം, ബിജെപിക്ക് ഒരു സീറ്റ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുടി കുറവ് മലപ്പുറത്ത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ Periya Murder ‘പ്രതികള്‍ക്ക് സഹായം നല്‍കി’; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി മകള്‍ക്കൊപ്പം മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം മോഫിയയുടെ കാമ്പസില്‍ നിന്ന് മുഖ്യമന്ത്രി ഏകാധിപതിയെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനം; ‘വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാർ പരാജയം’ കൊവിഷീൽഡ് വാക്‌സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അഭിമാന നിമിഷം; ആര്‍ ഹരികുമാര്‍ നാവികസേന മേധാവിയായി ചുമതലയേറ്റു മഴ നനഞ്ഞ് മകനൊപ്പം ദമ്പതികള്‍ പദയാത്രയില്‍; ഏറ്റെടുത്ത് നേതാക്കള്‍ നടുറോഡിൽ തമ്മിലടിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ; Home/Narendra Modi/‘ബിജെപി ഭരിക്കുന്ന ഗോവയിലെ അഴിമതി മോദി കാണില്ലേ?’; രണ്ടുംകൽപിച്ച് സത്യപാൽ മാലിക് ‘ബിജെപി ഭരിക്കുന്ന ഗോവയിലെ അഴിമതി മോദി കാണില്ലേ?’; രണ്ടുംകൽപിച്ച് സത്യപാൽ മാലിക് ന്യൂഡൽഹി∙ സത്യമെന്നു തോന്നുന്നതെല്ലാം മുൻപിൻ നോക്കാതെ വിളിച്ചു പറയുന്നതാണ് മേഘാലയ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്കിന്റെ ശീലം. പറയുന്നത് ആർക്കൊക്കെ കൊള്ളുമെന്നോ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകുമെന്നോ അദ്ദേഹം നോക്കാറില്ല. അത്തരത്തിലൊരു ആത്മരോഷ പ്രകടനം പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കു വരെ വിരൽ ചൂണ്ടിയിരിക്കുകയാണിപ്പോൾ. അഴിമതിക്കെതിരെ കർശന നിലപാടെടുക്കുന്ന നരേന്ദ്രമോദി, താൻ ഗവർണറായിരുന്ന ഗോവയിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോൾ കാര്യമായി എടുത്തില്ല എന്നായിരുന്നു സത്യപാൽ മാലിക്കിന്റെ പ്രതികരണം. മോദിക്കും അമിത് ഷായ്ക്കുമെതിരെ ഉറക്കത്തിൽപ്പോലും വിരൽചൂണ്ടാൻ മടിക്കുന്ന പാർട്ടിയെ അസ്തപ്രജ്ഞരാക്കിയിരിക്കുകയാണ് സത്യപാൽ മാലിക്ക് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ. സത്യപാൽ മാലിക്കിനെ എന്തു ചെയ്യണമെന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന് വ്യക്തമായ നിലപാടില്ലെന്നതാണ് ദീൻ ദയാൽ ഉപാധ്യായ മാർഗിൽനിന്നു ലഭിക്കുന്ന വിവരം. പടിഞ്ഞാറൻ യുപിയിൽ നല്ല വേരോട്ടമുള്ള കർഷക നേതാവാണ് സത്യപാൽ മാലിക്കെന്നതാണ് പ്രധാന കാര്യം. ഒരു വർഷത്തോളമായി നീളുന്ന കർഷക സമരത്തിന് യുപിയിൽ അൽപം വേരോടുന്നതും സത്യപാൽ മാലിക്കിന്റെ സ്വന്തം സ്ഥലമായ ഭാഗ്പത് അടക്കമുള്ള പടിഞ്ഞാറൻ യുപി ജില്ലകളിൽത്തന്നെയാണ്. നിർണായകമായ ഒരു തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ നിലപാടിന്റെ പേരിൽ സത്യപാൽ മാലിക്കിനെ വലിച്ചെറിഞ്ഞു കളയാൻ ബിജെപി തയാറാകുമോ എന്നതാണ് മുഖ്യമായ ചോദ്യം. മറുഭാഗത്ത് സത്യപാൽ മാലിക്ക് എന്തു കണ്ടാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതെന്ന് അദ്ഭുതം കൂറുന്നവരുമുണ്ട്. ചരൺസിങ്ങിന്റെ ക്രാന്തിദളിലൂടെ കോൺഗ്രസും ജനതാദളും കടന്ന് ബിജെപിയിലെത്തിയ സത്യപാൽ മാലിക്കിന് 75 വയസ്സായി. ബിജെപിയിൽ ഇനിയൊരങ്കത്തിനു ബാല്യമില്ല. 2004ലാണ് ബിജെപിയിലെത്തിയതെങ്കിലും കേന്ദ്രമന്ത്രിസ്ഥാനവും പാർട്ടിയിലെ ഉന്നത സ്ഥാനങ്ങളും ഗവർണർ സ്ഥാനങ്ങളുമൊക്കെ നൽകി പാർട്ടി അനുഗ്രഹിച്ചു കഴിഞ്ഞു. എന്നിട്ടും സത്യപാൽ മാലിക് അസ്വസ്ഥനാവുന്നതെന്തിന് എന്ന ചോദ്യത്തിനും ഇതുവരെ രാഷ്ട്രീയ നിരീക്ഷകർക്ക് ഉത്തരമില്ല. പക്ഷേ അവിടെയും മാലിക് ഉത്തരം പറഞ്ഞിട്ടുണ്ട്: ‘ഞാൻ ലോഹ്യയിസ്റ്റാണ്. ചൗധരി ചരൺസിങ്ങിന്റെ കൂടെ പ്രവർത്തിച്ച സോഷ്യലിസ്റ്റാണ്. അഴിമതി കണ്ടാൽ എനിക്കു സഹിക്കില്ല. ഞാനതു പറയും’ അഴിമതി വിരുദ്ധർ എന്ന നിലപാടാണ് രാഷ്ട്രീയത്തിൽ ബിജെപിയുടെ മുഖമുദ്ര. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന കരുത്തനാണ് നരേന്ദ്രമോദിയെന്നതാണ് പാർട്ടിയും അതിന്റെ പ്രചാരണ വിഭാഗവും കൊണ്ടുപിടിച്ചു പ്രചരിപ്പിക്കുന്നത്. എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഗോവയിൽ അഴിമതി നടന്നുവെന്ന് മോദിയോടു പറഞ്ഞിട്ടും നടപടിയുണ്ടായില്ല എന്ന് ബിജെപിയുടെ നേതാവായ ഗവർണർ തന്നെ തുറന്നടിക്കുമ്പോൾ അതു ചെന്നു കൊളളുന്നതെവിടെയാണ്? ആർഎസ്എസിനെ വരെ അഴിമതി ആരോപണത്തിലേക്കു വലിച്ചു കൊണ്ടുവന്ന് പിന്നീട് മാപ്പു പറഞ്ഞതിനു ശേഷമാണ് മാലിക് ഗോവ വച്ച് ബിജെപിയുടെ അഴിമതി വിരുദ്ധതയ്ക്കെതിരെ ഒരു ‘താങ്ങു’ കൊടുത്തത്. ജമ്മു കശ്മീരിൽ ഗവർണറായിരിക്കേ 2 പദ്ധതികൾ പാസാക്കാൻ തനിക്കു 300 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് രാജസ്ഥാനിലെ ഝുൻഝുനിൽ ഒരു ചടങ്ങിലാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയത്. സംഭവം നടന്നു 2 ദിവസം കഴിഞ്ഞാണു വിഡിയോ വൈറലായത്. 2 ഫയലുകൾ വന്നത് ഒന്ന് ‘അംബാനി’യുടേതും മറ്റേത് ഒരു ആർഎസ്എസ് പ്രമുഖന്റെ ഒത്താശയിലുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെ ആരാണ് ആർഎസ്എസ് പ്രമുഖനെന്നു ചോദ്യമുയർന്നു.മാലിക് പറഞ്ഞു: അക്കാലത്ത് ആർക്കായിരുന്നു കശ്മീരി‍ൽ ആർഎസ്എസിന്റെ ചുമതല എന്ന് ‍ഞാൻ പറഞ്ഞു തരണോ? അതു ചെന്നുകൊണ്ടത് ആർഎസ്എസിന്റെ ഉന്നത നേതാവും ബിജെപിയുടെ മുൻ സംഘടനാ ജനറൽ സെക്രട്ടറിമായ റാം മാധവിന്റെ നെഞ്ചത്ത്. ക്ഷുഭിതനായ അദ്ദേഹം സത്യപാൽ മാലിക്കിന്റെ കാലത്ത് കശ്മീരിൽ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്കെതിരെ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് പുതിയ പോർമുഖവും തുറന്നു. സത്യപാൽ മാലിക് ആരുടെയും പേരു പറഞ്ഞിരുന്നില്ലെങ്കിലും റാം മാധവ് ആരോപണം ഏറ്റെടുത്ത് പ്രതികരിച്ചതെന്തിന് എന്നു ബിജെപിയിൽ പലരും രഹസ്യമായി ചോദിക്കുന്നുമുണ്ട്.എന്നിരുന്നാലും പാർട്ടിയുടെ പ്രതിഛായക്കു മേൽ സത്യപാൽ മാലിക് കുറേ മഷി കോരിയൊഴിച്ചുവെന്നാണ് പലരും കരുതുന്നത്. ആർഎസ്എസിന്റെ പേരു പറഞ്ഞത് ശരിയായില്ല എന്ന് മാലിക്കിന് 2 ദിവസം കഴിഞ്ഞപ്പോൾ തോന്നി. അപ്പോൾ അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ആർഎസ്എസിനെപ്പറ്റി പറഞ്ഞതിൽ ഖേദിക്കുന്നതായി സമ്മതിച്ചു. ഫയൽ കൊണ്ടുവന്നയാൾ ആർഎസ്എസ് നേതാവാണെന്നാണു പറഞ്ഞിരുന്നതെന്നും ആ ഒരു തോന്നലിൽ ആർഎസ്എസിന്റെ പേരു പറഞ്ഞതാണെന്നും വിശദീകരിച്ചു. മാലിക് പറഞ്ഞ 2 പദ്ധതികളിലൊന്ന് റിലയൻസ് ഇൻഷുറൻസിന്റെ നേതൃത്വത്തിൽ കശ്മീരിൽ നടപ്പാക്കാനുദ്ദേശിച്ച ഇൻഷുറൻസ് പദ്ധതിയായിരുന്നു. ആർഎസ്എസ് നേതാവ് കൊണ്ടുവന്നു എന്നു പറയുന്ന പദ്ധതി ഏതെന്നു വ്യക്തമല്ല. എന്തായാലും തന്റെ ഇടപെടൽകൊണ്ട് വലിയൊരു അഴിമതി കശ്മീരിൽ ഇല്ലാതായി എന്നും മാലിക് അവകാശപ്പെട്ടു. ഈ വിവരം താൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചിരുന്നുവെന്നും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് അദ്ദേഹവും പറഞ്ഞതായും തന്റെ നിലപാടിനെ അഭിന്ദിച്ചതായും മാലിക് പറഞ്ഞു. അടുത്ത ഉന്നം ഗോവ; കൂട്ടത്തിൽ മോദിക്കും കശ്മീരിനെയും ആർഎസ്എസിനെയും പറ്റിയുള്ള വിവാദം അടങ്ങിയതിനു പിന്നാലെ ഗോവയിലെ പ്രമോദ് സാവന്ത് സർക്കാർ അഴിമതിയുടെ കൂടാരമാണെന്ന അടുത്ത വെടിയും മാലിക് പൊട്ടിച്ചു. ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അത്. അവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നത് മുഴുവൻ അബദ്ധവും അഴിമതിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വിവരവും മോദിയെ അറിയിച്ചു. പക്ഷേ അവിടെനിന്നുളള അന്വേഷണം ശരിയായില്ല. അവർ അന്വേഷിച്ചത് അഴിമതി നടത്തിയ കൂട്ടരോടു തന്നെയായിരുന്നു. അവരെങ്ങനെ സത്യം പറയും? മാലിക് ചോദിച്ചപ്പോൾ അവതാരകൻ രാജ്ദീപ് സർദേശായി എടുത്തു ചോദിച്ചു. ആരെപ്പറ്റിയാണ് പറയുന്നതെന്ന് മറന്നില്ലല്ലോ? അപ്പോൾ മാലിക് പറഞ്ഞു: ‘പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നയാളാണ്. പക്ഷേ അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിക്കാമല്ലോ..’ മുൻ പ്രധാനമന്ത്രിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ചരൺസിങ് 1967ൽ രൂപീകരിച്ച ഭാരതീയ ക്രാന്തിദൾ പാർട്ടിയിലൂടെയാണ് സത്യപാൽ മാലിക്കിന്റെ രാഷ്ട്രീയ പ്രവേശം. മീറ്ററിൽനിന്ന് 1974ൽ അദ്ദേഹം എംഎൽഎ ആയി. 1974ൽ ചരൺസിങ് ഭാരതീയ ലോക് ദളുണ്ടാക്കിയപ്പോൾ അതിലെത്തി. രാജ്യസഭാംഗമായി. 1984ൽ കോൺഗ്രസിൽ ചേർന്നു. അവിടെയും രാജ്യസഭാംഗമായി. ബോഫോഴ്സ് ആരോപണവും വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള വിമത നീക്കവുമായപ്പോൾ കോൺഗ്രസ് വിട്ട് സിങ്ങിനൊപ്പം ജനതാദളിലെത്തി. അതും കഴിഞ്ഞ് 2004ലാണ് ബിജെപിയിലെത്തിയത്. പിന്നെ വച്ചടി കയറ്റമായിരുന്നു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്ററികാര്യ മന്ത്രിയായി. പിന്നെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി. കർഷകമോർച്ചയുടെ ചുമതലക്കാരനായി. 2017 മുതൽ ഗവർണറുമായി. നാലു സംസ്ഥാനങ്ങളിലാണ് സത്യപാൽ മാലിക് ഗവർണറായിരുന്നിട്ടുള്ളത്. 2017ൽ ബിഹാറിലായിരുന്നു ആദ്യം. ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ജെഡി(യു) സർക്കാർ ഭരിക്കുന്ന സമയം. നിതീഷ് കുമാർ മുഖ്യമന്ത്രി. മുസഫർപുരിലെ ബാലികാ സദനത്തിലെ ലൈംഗികാതിക്രമങ്ങളുടെ വാർത്തകൾ തീ പോലെ വന്നു വീണത് അക്കാലത്താണ്. പ്രതിപക്ഷത്തേക്കാൾ ശക്തമായി ഗവർണർ സത്യപാൽ മാലിക് വിഷയത്തിൽ ഇടപെട്ടു. തുരുതുരാ മുഖ്യമന്ത്രിക്കു കത്തെഴുതി. പോരാത്തതിന് കേന്ദ്രസർക്കാരിനും സുപ്രീംകോടതിക്കുമെല്ലാം വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു കത്തും നൽകി. ഒരു വർഷം കഴിഞ്ഞപ്പോഴേക്കു കശ്മീരിലേക്കു മാറ്റമായി. അവിടെയും മാലിക് വിവാദ പുരുഷനായി. രാഷ്ട്രീയ കക്ഷികളുടെ യോഗങ്ങൾ വിളിച്ചു ചേർത്തും വിവിധ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞുമൊക്കെ അദ്ദേഹം നിറഞ്ഞുനിന്നു. ഭീകരരോട് ‘നീയൊക്കെ തോക്കുമായി നടന്ന് പാവപ്പെട്ട പൊലീസുകാരെയും നാട്ടുകാരെയും കൊല്ലുന്നതിനു പകരം അഴിമതിക്കാരെയും ഈ നാടിനെ കൊള്ളയടിക്കുന്നവരെയും കൊന്നുകൂടേ? അതിനു ധൈര്യമുണ്ടോ’ എന്നുവരെ ചോദിച്ചു. പിന്നീടു മാപ്പു പറഞ്ഞെങ്കിലും താൻ പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ലെന്നാണ് ഇപ്പോഴും നിലപാട്.കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെ ബിജെപി ആഘോഷിച്ചപ്പോൾ സത്യപാൽ മാലിക് എതിർത്തു. ‘കശ്മീരിനെ തരം താഴ്ത്തരുത്. ബിഹാറിന്റെ തലസ്ഥാനമായ പട്നയിൽ ഒരു ദിവസം നടക്കുന്ന കൊലപാതകങ്ങൾ കശ്മീരിൽ ഒരാഴ്ച നടക്കുന്നില്ല. ഇവിടെ അത്ര ഭീകരവാദമൊന്നുമില്ല’ എന്നൊക്കെയായിരുന്നു വാക്കുകള്‍. കശ്മീരിൽ നീണ്ട ലോക്ഡൗണുകൾ വന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കശ്മീർ കാണാൻ ശ്രമിച്ചു. രാഹുൽ ശ്രീനഗറിലെത്തിയപ്പോൾ തന്റെ ക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമാനത്താവളത്തിൽനിന്ന് പുറത്തിറക്കാതെ തിരിച്ചു ഡൽഹിക്കു കയറ്റി വിട്ടു. അതൊക്കെ കഴിഞ്ഞപ്പോഴാണ് ഗോവയ്ക്കു സ്ഥലം മാറ്റിയത്. അവിടെ പ്രമോദ് സാവന്തിനു തലവേദനയായപ്പോൾ മേഘാലയയിലേക്കു മാറ്റി. അവിടെയെത്തി കുറച്ചു കഴിഞ്ഞപ്പോഴാണ് കർഷക സമരം വന്നത്. അതിനെ അനുകൂലിച്ചു നിരന്തരം പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയ സത്യപാൽ മാലിക് ബിജെപിക്കു തലവേദനയായി. ലഖിംപുർ ഖേരിയിൽ കർഷകർക്കു മേൽ വാഹനമോടിച്ചു കയറ്റിയും ജനക്കൂട്ട ആക്രമണത്തിലും എട്ടു പേർ കൊല്ലപ്പെട്ട സംഭവമുണ്ടായപ്പോൾ സിഖുകാരെ നിസ്സാരരായി കാണരുതെന്ന് മാലിക് മുന്നറിയിപ്പു നൽകി. അവരുടെ ദേശസ്നേഹത്തെയും അർപ്പണ ബോധത്തെയും ചോദ്യം ചെയ്യരുത്. കർഷക സമരം കാരണം പടിഞ്ഞാറൻ യുപിയിൽ ബിജെപിയുടെ എംപിമാർക്കും എംഎൽഎമാർക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ ഗവർണർ സ്ഥാനം രാജിവച്ച് കർഷകർക്കു വേണ്ടി ഇറങ്ങും. കേന്ദ്രസർക്കാർ പറഞ്ഞാൽ ചർച്ചകൾക്കു തയാറാണ്. മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പാക്കുകയും കൃഷി നിയമങ്ങൾ കുറച്ചു കാലത്തേക്കു മരവിപ്പിക്കുകയും ചെയ്താലേ അടുത്ത തവണയും ബിജെപി അധികാരത്തിൽ വരൂവെന്നും അല്ലെങ്കിൽ തോറ്റു തുന്നം പാടുമെന്നും മാലിക് തുറന്നടിച്ചു. ബിജെപിയുടെ കർഷക മോർച്ചയുടെ ചുമതലക്കാരനായിരുന്ന മാലിക് തന്നെ അതു പറയുമ്പോൾ പ്രതികരണമില്ലാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം.യുപിയിൽ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ വന്നു നിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിരന്തരം അടിക്കാൻ വടിയെടുത്തു കൊടുക്കുന്ന സത്യപാൽ മാലിക്കിനെതിരെ വടിയെടുക്കാൻ പാർട്ടി തയാറാകുമോ എന്നതാണ് ചോദ്യം. 2ജി കേസിൽ മൻമോഹൻ സിങ്ങിനെ ഒഴിവാക്കാൻ സമ്മർദം; മാപ്പു പറഞ്ഞ് മുൻ സിഎജി വിനോദ് റായ് ഇടുക്കി ഡാമിൽ നിലവിൽ ഭീഷണിയില്ല; ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു മന്ത്രി റോഷി അഗസ്റ്റിൻ റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം, സഞ്ചിയില്‍ താമരയും; നിര്‍ദേശവുമായി ബിജെപി രാജ്യത്തിന്‌ ആവശ്യം ശ്വാസം; മോദിക്കുള്ള താമസ സൗകര്യമല്ല: തുറന്നടിച്ച് രാഹുൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം,16 ഇടത്ത് ജയം, ബിജെപിക്ക് ഒരു സീറ്റ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുടി കുറവ് മലപ്പുറത്ത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ Periya Murder ‘പ്രതികള്‍ക്ക് സഹായം നല്‍കി’; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി മകള്‍ക്കൊപ്പം മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം മോഫിയയുടെ കാമ്പസില്‍ നിന്ന് ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നില്‍; കോണ്‍ഗ്രസ് അമ്പത് പിന്നിട്ടു കോൺഗ്രസ്‌ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്ക് എതിരേ ആഞ്ഞടിച്ചു കോൺഗ്രസ്‌ സൈബർ ടീം.. സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; പൃഥ്വിക്ക് പിന്നില്‍ ജിഹാദികള്‍’; കുടുംബത്തെയും ആക്ഷേപിച്ച് ജനംടിവി കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി വേട്ടയാടപ്പെടുന്നവർക്ക് വേണ്ടി യല്ല വേട്ട പട്ടികൾക്ക് വേണ്ടി പറയുന്നത് കേട്ടാൽ തോന്നും അവന്റെ ഒക്കെ കുടുംബത്തിൽ നിന്നും ക കൊള്ളാം പുതുമുഖങ്ങൾ ഉയർന്ന് വരട്ടെ വൈദ്യശാസ്ത്രം തോൽക്ക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം,16 ഇടത്ത് ജയം, ബിജെപിക്ക് ഒരു സീറ്റ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുടി കുറവ് മലപ്പുറത്ത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ Periya Murder ‘പ്രതികള്‍ക്ക് സഹായം നല്‍കി’; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി മകള്‍ക്കൊപ്പം മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം മോഫിയയുടെ കാമ്പസില്‍ നിന്ന് ഗുജറാത്തിലെ വഡോദരയില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ് മുന്നില്‍; കോണ്‍ഗ്രസ് അമ്പത് പിന്നിട്ടു സിമന്റ്, കമ്പി വിലകള്‍ കുതിക്കുന്നു സാധാരണക്കാരായ ആളുകളുടെ വീട് എന്ന സ്വപ്നം പ്രതിസന്ധിയില്‍ കോൺഗ്രസ്‌ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്ക് എതിരേ ആഞ്ഞടിച്ചു കോൺഗ്രസ്‌ സൈബർ ടീം.. സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; പൃഥ്വിക്ക് പിന്നില്‍ ജിഹാദികള്‍’; കുടുംബത്തെയും ആക്ഷേപിച്ച് ജനംടിവി കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം,16 ഇടത്ത് ജയം, ബിജെപിക്ക് ഒരു സീറ്റ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുടി കുറവ് മലപ്പുറത്ത്; കേരളം ദേശീയ ശരാശരിയെക്കാളും മുന്നിൽ Periya Murder ‘പ്രതികള്‍ക്ക് സഹായം നല്‍കി’; പെരിയ കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ പ്രതി മകള്‍ക്കൊപ്പം മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം മോഫിയയുടെ കാമ്പസില്‍ നിന്ന് മുഖ്യമന്ത്രി ഏകാധിപതിയെന്ന് ഏരിയ സമ്മേളനത്തിൽ വിമർശനം; ‘വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാർ പരാജയം’ Unknown on ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ തല ഉയർത്തിപ്പിടിച്ച് വന്ന് നിൽക്കാം, ഒറ്റവെട്ടിന് തീർത്തേക്കണം -മാധ്യമപ്രവർത്തകയുടെ ഫേസ്ബുക്ക് കുറിപ്പ് August 5, 2021 വേട്ടയാടപ്പെടുന്നവർക്ക് വേണ്ടി യല്ല വേട്ട പട്ടികൾക്ക് വേണ്ടി യാണെങ്കിൽകുരയ്ക്കാൻ സാംസ്കാരിക നായ ക ുടെ ഒരു പടതന്നെഉണ്ടായേനെ ഇവിടെ. Unknown on റേഷന്‍ ഷോപ്പുകളില്‍ മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം, സഞ്ചിയില്‍ താമരയും; നിര്‍ദേശവുമായി ബിജെപി August 5, 2021 പറയുന്നത് കേട്ടാൽ തോന്നും അവന്റെ ഒക്കെ കുടുംബത്തിൽ നിന്നും കൊണ്ടുവരുന്നതാണ് എന്ന് തോന്നുന്നത് Adam Edavana on കോൺഗ്രസ് സ്ഥാനാർഥി നിർണയ മാനദണ്ഡങ്ങളിൽ ഏകദേശ ധാരണയായി August 5, 2021 കൊള്ളാം പുതുമുഖങ്ങൾ ഉയർന്ന് വരട്ടെ വൈദ്യശാസ്ത്രം തോൽക്കുന്ന വേള വരെ മത്സര രംഗത്ത് വേണമെന്ന് വാശിപിടിക്കുന്ന നേതാക്കൾ അൽപം വിശ്രമിക്കു ഇത് ശരിക്കും കോൺഗ്രസ്സിന്റെ ഭരണഘടനയിൽ ചേർക്കണം.. ''ഒമിക്രോണ്‍ ജീവന് ഭീഷണിയല്ല രാജ്യത്ത് ഒമിക്രോണ്‍ ആദ്യം ബാധിച്ച ഡോക്ടര്‍ കൊവിഡ് വാക്‌സിന്‍ എടുക്കാതെ 1707 അധ്യാപകര്‍; വാക്‌സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത; സൈകോവ് ഡി 7 സംസ്ഥാനങ്ങളില്‍ നല്‍കും ബെംഗളൂരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടര്‍ക്ക്; സമ്പര്‍ക്കത്തില്‍ വന്ന 5 പേര്‍ക്കും കൊവിഡ് പത്ത് ദിവസം കൊണ്ട് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു സൗദിയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ സിനിമാനിര്‍മ്മാണ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന ഒമിക്രോണിനെ ചെറുക്കാന്‍ കടുത്ത നടപടി: വിദേശ വിമാന സര്‍വ്വീസുകള്‍ പുന:രാരംഭിക്കില്ല കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനും പ്രകൃതിചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസ്സായിരുന്നു. തലച്ചോറിലെ അണുബാധയെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ കെ ജി ശങ്കരപ്പിള്ളയുടെ ശിഷ്യനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. ജയിൽജീവിതം ഉണ്ടാക്കിയ മാനസിക പരിവർത്തനത്തെത്തുടർന്ന് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞു വൈദ്യശസ്ത്രം' എന്ന പേരിൽ കോഴിക്കോട് നിന്ന് മാസിക പ്രസിദ്ധീകരിച്ചിരുന്നു ദീപാങ്കുരൻ' എന്ന തൂലികനാമത്തിലും നിരവധി ലേഖനങ്ങൾ എഴുതി. 2014-ൽ വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ 'കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം' നേടിയിട്ടുണ്ട് ഒരു തുളളിവെളിച്ചം' എന്ന കൃതിക്കായിരുന്നു പുരസ്‌കാരം. 23 വര്‍ഷം എഴുതിയ ലേഖനങ്ങള്‍ 'സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്‌കാരവും' എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു കരുണയിലേക്കുളള തീര്‍ഥാടനം ബുദ്ധന്‍ കത്തിയെരിയുന്നു ബോധിവൃക്ഷത്തിന്റെ ഇലകള്‍ വേരുകളും ചിറകുകളും പക്ഷിമാനസം ജീവിത പുസ്തകത്തില്‍ നിന്ന് ധ്യാനപാഠങ്ങള്‍ ജീവിത ഗാനം കരുണം, ജീവിതം' തുടങ്ങി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാവൂര്‍ റോ‍ഡ് ശ്മശാനത്തില്‍ തിങ്കളാഴ്ച സംസ്കാരം നടക്കും ഭാര്യ രത്നം. മനു, മനീഷ്, ദീപാ രശ്മി എന്നിവർ മക്കളാണ്. ''ഒമിക്രോണ്‍ ജീവന് ഭീഷണിയല്ല രാജ്യത്ത് ഒമിക്രോണ്‍ ആദ്യം ബാധിച്ച ഡോക്ടര്‍ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത; സൈകോവ് ഡി 7 സംസ്ഥാനങ്ങളില്‍ നല്‍കും ഫസല്‍ വധക്കേസില്‍ കോടിയേരി പറഞ്ഞത് കേട്ടില്ല; മുന്‍ ഐപിഎസുകാരന് സെക്യൂരിറ്റി ജോലി ഉത്ര കൊലക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ''ആകെയുള്ള ബാങ്ക് അക്കൗണ്ടിലുള്ളത് 176 രൂപ, കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ല മോന്‍സണിന്റെ മൊഴി ''ബിജെപി ഇസ്ലാമോഫോബിയ ഇളക്കിവിടുകയാണ്, കത്തോലിക്ക സഭ അവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം കാരാട്ട് ജാവേദ് ബഷീർ പ്രണയം സംബന്ധമായ ജാതകം ജാവേദ് ബഷീർ തൊഴിൽ സംബന്ധമയ ജാതകം ജാവേദ് ബഷീർ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം ജാവേദ് ബഷീർ തൊഴിൽമേഖലയെ സംബന്ധിച്ച ജാതകം ഔദ്യോഗിക ജീവിതത്തിലെ ഏത് സംഭവത്തിലും നിങ്ങൾ അസ്വസ്ഥനാകാം എന്നതിനാൽ, വളരെ കുറച്ച് മാത്രം ബുദ്ധിമുട്ടും സമ്മർദ്ദവും ഉള്ള ജോലികളാകും നിങ്ങൾക്ക് നല്ലത്. ഇത് മനസിൽ വച്ചുകൊണ്ട് തൊഴിൽപരമായ ദിശയിലേക്ക് നിങ്ങൾ ലക്ഷ്യം വയ്ക്കുമ്പോൾ പ്രകടനം കാഴ്ച്ചവയ്ക്കാവുന്ന രീതിയിലുള്ള ജോലിയിൽ നിങ്ങൾ എത്തിച്ചേരും. എന്തിലേക്ക് നിങ്ങൾ തിരിഞ്ഞാലും, നിങ്ങളുടെ എല്ലാ പ്രപ്തിയാലും അതിലേക്ക് മുഴുകും- ഒന്നൊന്നായി. എന്നാൽ, തിരഞ്ഞെടുത്ത ജോലിൽ ഒരേരീതിയും സ്ഥിരമായും വലിയ പങ്കു വഹിക്കുവാണെങ്കിൽ, നിങ്ങൾ അസ്വസ്ഥനാവുകയും മൊത്തത്തിൽ മാറ്റുവാൻ നോക്കുകയും ചെയ്യും. അപ്രകാരം, ധാരാളം വൈവിധ്യ തരത്തിലുള്ള ഒരു ജോലി തിരഞ്ഞെടുക്കുവാൻ, ആദ്യംതന്നെ, നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ചലനം ആവശ്യമായതിനാൽ, ഓഫീസിൽ ഇരുന്നുള്ള ഒന്നിനേയും കുറിച്ച് നിങ്ങൾ ചിന്തിക്കരുത്. ഒരു വാണിജ്യ സഞ്ചാരിയുടെ ജോലിയിൽ നിങ്ങൾക്ക് അനുയോജ്യമായ കാര്യങ്ങളുണ്ട്. എന്നാൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുശൃതമായതും, സ്ഥലങ്ങളിൽ നിന്നും സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും എല്ലായിപ്പോഴും നിങ്ങൾക്ക് പുതിയ മുഖങ്ങൾ കാണുവാൻ കഴിയുന്ന രീതിയിലുള്ള ആയിരക്കണക്കിനു ജോലികളുണ്ട്. 35 വയസ്സു കഴിയുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അവകാശങ്ങളെ നിയന്ത്രിക്കുവാൻ തക്ക അനുയോജ്യമായ ഒരു മികച്ച കാര്യനിർവ്വഹണ കഴിവ് നിങ്ങൾക്കുണ്ട്. എന്നു മാത്രമല്ല, ഈ സമയം ആകുമ്പോൾ, മറ്റുള്ളവരുടെ കീഴിൽ സേവനം അനുഷ്ടിക്കുന്നത് നിങ്ങക്ക് യോജിക്കാതെ വരും. സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് നിങ്ങൾക്ക് മുൻകരുതലും ശ്രദ്ധയുമുണ്ടാകും കൂടാതെ ചെറിയ കാര്യങ്ങളിൽ പോലും പിശുക്ക് കാണിക്കുന്നതുവഴി സൽപ്പേര് ലഭിച്ചേക്കാം(പണം ചിലവഴിക്കാതതിനാൽ ഭാവിയെ കുറിച്ച് നിങ്ങൾക്ക് അത്യുൽകണ്ഠ ആവാനുള്ള പ്രവണതയുണ്ട് കൂടാതെ ഈ കാരണത്താൽ വരും വർഷങ്ങളിലേക്ക് ആവശ്യമായ നല സാമാനങ്ങൾ ശേഖരിക്കുവാൻ നിങ്ങൾ പ്രയത്നിക്കും. നിങ്ങൾ ഒരു വ്യവസായി ആണെങ്കിൽ നിലവിലുള്ള പ്രവർത്തിയിൽ നിന്നും നേരത്തേ വിരമിക്കുവാനുള്ള സാധ്യതയുണ്ട്. സർക്കാർ കടപത്രത്തിലും ഓഹരിയിലും വ്യവസായത്തിലും നിങ്ങൾക്ക് സവിശേഷമായ കാഴ്ച്ചപ്പടുണ്ട്. നിങ്ങൾ ഓഹരിയിലേക്കു തിരിയുവാനുള്ള ശക്തമായ പ്രവണത കാണുന്നു. നിങ്ങൾ നിങ്ങളുടെതന്നെ ആശയങ്ങളെയും ഉൾവിളികളെയും പിന്തുടർന്നാൽ ഇത്പോലുള്ള കാര്യങ്ങളിൽ വിജയിക്കുവാൻ കഴിയും. അഥവാ നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും കിംവദന്തികളെയും ആശ്രയിച്ചാൽ, അത് നിങ്ങൾക്ക് വിനാശകരമായി തീരും. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത Keralabhooshanam Daily അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത Home/NEWS/BREAKING NEWS/അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത 25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്. 26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്. 27-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍. 29-11-2021: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഇത് ശക്തി പ്രാപിച്ചു പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 27-11-2021 ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള ലക്ഷദ്വീപ്മാലിദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളില്‍ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ജീവനക്കാര്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കൊവിഡ് ലോക്ഡൗണ്‍ പിന്‍വലിക്കുക ഘട്ടംഘട്ടമായി; കൂടുതല്‍ ഇളവുകള്‍ എന്തൊക്കെ… ഇന്ന് അറിയാം ലൂസി കളപ്പുരയ്‌ക്കെതിരായ നടപടിയില്‍ സഭയ്ക്ക് വീണ്ടും തിരിച്ചടി; വിശദീകരണം നല്‍കണമെന്ന് ദേശീയ വനിത കമ്മീഷന്‍ നിരാശയോടെ കീറിയെറിഞ്ഞു,പിന്നീട് അറിഞ്ഞു രണ്ടാം സമ്മാനം തന്റെ ടിക്കറ്റിന് എന്ന്; ഓട്ടോഡ്രൈവര്‍ക്ക് സംഭവിച്ചത് ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളം കൂട്ടി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം സിപിഎം പുറത്താക്കുന്നവരെ സിപിഐ കൂടെക്കൂട്ടുന്നു, എല്‍ഡിഎഫില്‍ കലഹം ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളം കൂട്ടി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം സിപിഎം പുറത്താക്കുന്നവരെ സിപിഐ കൂടെക്കൂട്ടുന്നു, എല്‍ഡിഎഫില്‍ കലഹം സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ് മോഡലുകളുടെ മരണം; നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പരിശോധന സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരു കാലത്ത് താന്‍ താമസിച്ചിരുന്ന വീട് താൽക്കാലിക ആശുപത്രിയാക്കി മാറ്റാൻ തയ്യാറാണെന്ന് കമല്‍‌ഹാസന്‍. തന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിലുള്ള (എംഎൻഎം) ഡോക്ടർമാരുടെ സഹായത്തോടെ വീട് ആശുപത്രിയാക്കാന്‍ തയ്യാറാണെന്നാണ് കമല്‍ അറിയിച്ചിരിക്കുന്നത്. സർക്കാർ അനുമതി നൽകിയാൽ ഉടന്‍ തന്നെ ഇത് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് 19 ബാധയെന്ന് സംശയിച്ച് 56 കാരൻ ജീവനൊടുക്കി, കുടുംബാംഗങ്ങളെ പരിശോധിയ്ക്കണമെന്ന് ആത്മഹത്യ കുറിപ്പ് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കും, വെന്റിലേറ്ററുകൾ സജ്ജീകരിക്കും, കോവിഡ് പ്രതിരോധത്തിന് ഇന്ത്യൻ റെയിൽവേ കൊവിഡ് 19: ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ച വധശ്രമ കേസ് പ്രതിക്ക് പണികിട്ടി! ആന്റീവൈറൽ ചികിത്സക്ക് വിധേയനാക്കിയ ബ്രിട്ടിഷ് പൗരന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്, ആരോഗ്യനിലയിൽ പുരോഗതി .ഡാം റൂൾ കർവ് പ്രകാരം ഒക്ടോബർ 20 വരെ 2395 അടിയാണ് പരമാവധി അനുവദനീയമായ ജലനിരപ്പ്. 3 അടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ടും 4 അടി ഉയർന്നാൽ റെഡ് അലർട്ടും പിന്നെയും ഒരടി കൂടി ഉയർന്നാൽ ഡാം തുറന്നു വിടുകയും ചെയ്യും. പേരും പെരുമയൊന്നുമില്ലെങ്കിലും കൈപ്പുണ്യവും ഗ്രഹാതുരത്വവും കൊണ്ട് നമ്മെ നിർവൃതിയുടെ തലങ്ങളിലെത്തിക്കുന്ന ഒരുപാട് രുചിയിടങ്ങളുണ്ട് നമുക്ക് ചുറ്റും. പുകൾപെറ്റ കടകൾക്കിടയിലും തങ്ങളുടെ ആസ്ഥാനം സന്ദര്ശിച്ചവരെ നിരാശരാക്കാതെ വയറും മനസ്സും നിറയ്ക്കുന്ന ചില ഭക്ഷണശാലകൾ അത്തരത്തിലൊരു കടയാണ് മണ്ണന്തലയിലെ ബേബി അമ്മച്ചിയുടെ കട. മണ്ണന്തല ജംഗ്ഷനിൽ നിന്നും മുക്കോല പോകുന്ന വഴിക്ക് പോലീസ് സ്റ്റേഷൻ കഴിഞ്ഞൊരു അര കിലോമീറ്റർ പോയാൽ ഇടതു വശത്തായി ഷീറ്റിട്ട ചെറിയൊരു കട കാണാം. പേരില്ലാത്ത ആ കടയിൽ നമ്മളെ സ്വാഗതം ചെയ്യാൻ ഒരാളുണ്ട് ബേബി അമ്മച്ചി.. കയറിച്ചെല്ലുമ്പോൾ തന്നെ വശത്തുള്ള കണ്ണാടി ചില്ലിലുള്ള കണ്ണാടിപെട്ടിക്ക് സമീപം ഒരു പുഞ്ചിരിയോടെ ബേബി അമ്മച്ചി. ബേബി അമ്മച്ചിക്ക് ഒരു ചിരിയും പാസാക്കി അകത്തേക്ക് കയറുമ്പോൾ ആകെ ഒരമ്പരപ്പാണ്. പുകക്കറ പിടിച്ച ഭിത്തികൾ, മൺകട്ടകൊണ്ടുള്ള ആ ഭിത്തികൾ ഇടയ്ക്കിടയ്ക്ക് വിണ്ടു കീറിയിട്ടുമുണ്ട്, വെളിച്ചതിനായി ഒരു ട്യൂബ് ലൈറ്റ് മാത്രം കൂടെ ആശ്വാസത്തിന് ഒരു ഫാൻ ഇതാണ് കടയുടെ ഇന്റീരിയർ. ഇരിക്കാനായി ‘കീണി-കോണാ’ ആടുന്ന മൂന്ന് ബെഞ്ചും ഡെസ്‌ക്കും. വിശാലമായിരുന്നാൽ 9 പേർക്കിരിക്കാം അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ 12 പേർക്കും ഇതാണ് സീറ്റിങ് കപ്പാസിറ്റി.. ഈ കടയിലെ പ്രത്യേകത എന്നത് ഇവിടുത്തെ ഊണാണ്. തുമ്പപ്പൂവിനെ വെല്ലുന്ന പോലത്തെ ജയയരിച്ചോറ് കഴുകിയ വാഴയിലയിൽ മുരുകൻ മാമൻ വിളമ്പും, കൂടെ നാരങ്ങാ അച്ചാറും കിച്ചടിയും അവിയലും അഴകുഴമ്പൻ മരിച്ചീനിയും. ഒഴിക്കാനായി സാമ്പാറും മീൻ കറിയും… സാമ്പാർ എന്നൊക്കെ പറഞ്ഞാൽ കിടുക്കാച്ചി സാമ്പാർ. ചില കടകളിലെപ്പോലെ സാമ്പാറിലെ കഷ്ണങ്ങൾ കിട്ടാൻ മുങ്ങി തപ്പുകയൊന്നും വേണ്ട നല്ല ഒന്നാം ക്ളാസ്സ് സാമ്പാർ. ഓരോ കറിക്കും വീട്ടിലെ കറികളുടെ തനിമയും നിറവും. രുചിയുടെ കാര്യത്തിൽ പക്കാ ഹോംലി..കൂടെ കഴിക്കാൻ മീൻ പൊരിച്ചതും ബീഫ് കറിയും ഉണ്ടായിരുന്നെങ്കിലും ഞാൻ മീനാണ് വാങ്ങിയത്. കാരൽ എന്നൊരു മീനാണ് വാങ്ങിയത്… കിടുക്കാച്ചി സംഭവം. മസാലയും വേവും എല്ലാം കിറുകൃത്യം.. കൊഴകൊഴാന്നുള്ള ആ സാമ്പാർ ചോറിൽ കുറച്ച് മീനും കൂട്ടി കഴിക്കണം, ഒരു നിമിഷത്തേക്ക് വീട്ടിലിരുന്നു കഴിക്കുന്ന അനുഭൂതിയിലേക്ക് നമ്മൾ അറിയാതെ വഴുതി വീഴും. ആ അച്ചാറും കൂടെ തൊട്ടു നക്കണം ഇജ്ജാതി രുചി എരിവ് മണ്ടയിൽ കയറിയാൽ കുടിക്കാൻ നല്ല കുറു കുറാന്നുള്ള കഞ്ഞി വെള്ളവും കിട്ടും മൊത്തത്തിൽ അറജ്ജം പുറജ്ജം കിടുക്കാച്ചി. ഇരുന്നു കഴിക്കുന്നവരെക്കാൾ കൂടുതൽ പാർസൽ വാങ്ങിപ്പോകാനാണ് ആളുകൾ കൂടുതൽ. കുറഞ്ഞ പക്ഷം ഒരു 25-30 പാർസലുകൾ ഞാനിരുന്ന 45 മിനുട്ട് നേരം കൊണ്ട് പോയിക്കാണും. അജ്ജാതി പ്രശസ്‌തമാണ് ബേബി അമ്മച്ചീടെ ഊണ്. ഊണാണോ ഊട്ടുന്നവരുടെ സ്നേഹമാണോ എന്നതൊരു ചോദ്യചിഹ്നമാണ്.വിലവിവരം – ഊണ് ₹.40 മീൻ പൊരിച്ചത് ₹.35 അമിതലാഭം ഇല്ലേയില്ല 40 വർഷത്തോളം പഴക്കമുള്ള കഥയാണ് ഈ കടയെക്കുറിച്ചു ബേബി അമ്മയ്ക്ക് പറയാനുള്ളത്. ആദ്യകാലത്ത് ബേബി അമ്മയും കെട്ട്യോനും കൂടെ ചെറിയൊരു ഓലക്കൂരയായി തുടങ്ങിയ കടയാണ്. കട തുടങ്ങി ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഭർത്താവ് മരിച്ചു. പിന്നീട് ബേബിയമ്മയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. 39 വർഷം വെയിലും വേറിയുമേറ്റ് പതം വന്ന കടയാണ്. സാധാരണക്കാർക്കും ലോറി അണ്ണന്മാരുടെയും സ്ഥിരം താവളമാണ് ബേബി അമ്മച്ചീരെ കട. ഈയടുത്ത കാലത്താണ് ഓല മാറ്റി ഷീറ്റ് ആക്കിയത്. ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ… എനിക്കും പണികിട്ടി മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,… മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്… അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള… 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’ എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി… പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്… അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന… കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.… വെയിൽ താഴാൻ നോക്കി ഇരിക്കയാണ് സകുടുംബം ബീച്ചിൽ ഒന്ന് ഇറങ്ങാൻ. ചൂടു കാരണം വായൊക്കെ വരണ്ടു പിള്ളേരുടെ മാത്രമല്ല നമ്മുടേം. നാരങ്ങ വെള്ളം വേണോ ഐസ്ക്രീം വേണോ ഓപ്ഷൻ വച്ചു. ഐസ്ക്രീം ഒരേ സ്വരത്തിൽ, പെണ്ണുമ്പിള്ള സഹിതം. നേരെ വച്ചടിച്ചു ആ കടയിലോട്ട്. ബീച്ചിന്റെ തുടക്കത്തിൽ തന്നെ ആരുടെയും കണ്ണിൽ പെടുന്ന ആ കട – Cheff Master. ബോർഡോന്നും ആരും ശ്രദ്ധിക്കണമെന്നില്ല. മോളി ചേച്ചിയുടെ കട എന്ന് പറഞ്ഞാൽ ഇവിടെ എല്ലാവർക്കും അറിയാം. 22 വർഷമായി പാപനാശം കടലിന്റെ മുമ്പിൽ ഇവിടെ വരുന്നവരുടെ സ്നേഹവും സ്പന്ദനവും അറിഞ്ഞ് ജീവിക്കുന്നു. ഞാനുൾപ്പെടെ ഐസ്ക്രീം (ഐസ്ക്രീംസ് എല്ലാം company Ice creams ആണ്) നുണഞ്ഞു കഴിഞ്ഞു തമ്മിൽ തമ്മിൽ നോക്കി. അടുത്തത് ഓരോ സോഡാ നാരങ്ങ വെള്ളം ആയിക്കോട്ടെ. ചൂടത്തു ദാഹിച്ച് ഇരിക്കുമ്പോൾ അതും ഐസ്ക്രീം കഴിച്ചുള്ള ദാഹം കൂടെ ആകുമ്പോൾ. കടലും കണ്ട് അങ്ങനെ കുടിക്കണം. ഹാ എന്തൊരു സുഖം. അകത്തു ഒരു 15 പേർക്ക് കയറി ഇരിക്കാനുള്ള സ്ഥലം ഉണ്ട്. ഉള്ളി വട എടുക്കാമെന്ന് പറഞ്ഞു. വേണ്ട ചേച്ചി, ഉച്ചയ്ക്ക് വൃത്തിക്ക് തട്ടിയാണ് വന്നത്. പിന്നൊരിക്കൽ എന്ന് പറഞ്ഞു. ചായ, കോഫി, കടി, ഐസ്ക്രീം, നാരങ്ങവെള്ളം, ഫ്രഷ് ജ്യൂസ് ഇവയൊക്കെയുണ്ട്. നേർത്തെ പറഞ്ഞ് വച്ചാൽ ഫോൺ – 9633634066) രാവിലെ അപ്പം, ഇടിയപ്പം, കറികളെല്ലാം ചേച്ചി തന്നെ വച്ച് തരും. കൂടെ ഒരു സഹായിയായി പെൺകുട്ടിയുണ്ട്. ഭർത്താവിന് ഒരു തട്ടുകടയുണ്ട്. ബ്രദേഴ്സ് തട്ടുകട എന്ന പേരിൽ ശിവഗിരി ഇറക്കം പോകുന്നതിന്റെ അവിടെ വിമലാ തിയേറ്റർ കഴിഞ്ഞു മിൽമയുടെ എതിരായിട്ട്. ഒഴിവ് കിട്ടുമ്പോളെല്ലാം ഭർത്താവും സഹായിക്കാൻ കാണും. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നമ്മൾ വന്നപ്പോൾ തിരക്കായിരുന്നു. ഇപ്പോൾ ഇന്ന് ഉച്ചയ്ക്ക് തിരക്ക് കുറവുണ്ട്. ചേച്ചിക്ക് ഒരു മകനും മകളും. മകൾ സിവിൽ സർവീസിന് പഠിക്കുന്നു. മകൾക്ക് ആശംസകൾ അറിയിക്കാൻ പറഞ്ഞു നമ്മൾ അവിടെ നിന്നിറങ്ങി. ഇനി ഇതുവഴി പോകുമ്പോൾ നിങ്ങളും കൂടി ഇവിടത്തെ രുചികൾ ഒന്നാസ്വദിക്കുക. ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ… എനിക്കും പണികിട്ടി മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,… മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്… അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള… 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’ എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി… പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്… അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന… കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.… ജില്ലാ ഭരണകൂടത്തിന്റെ സുശക്തമായ ഏകോപനങ്ങളെ കാറ്റിൽ പറത്തി നിരീക്ഷണത്തിലായിരുന്ന സബ്ബ് കളക്ടർ മുങ്ങി. – Tip of India News ജില്ലാ ഭരണകൂടത്തിന്റെ സുശക്തമായ ഏകോപനങ്ങളെ കാറ്റിൽ പറത്തി നിരീക്ഷണത്തിലായിരുന്ന സബ്ബ് കളക്ടർ മുങ്ങി. ജില്ലാ ഭരണകൂടത്തിന്റെ സുശക്തമായ ഏകോപനങ്ങളെ കാറ്റിൽ പറത്തി നിരീക്ഷണത്തിലായിരുന്ന സബ്ബ് കളക്ടർ മുങ്ങി. കൊല്ലം: കൊറോണ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്‌ടര്‍ അനുപം മിശ്ര ആരുമറിയാതെ സ്വന്തം നാട്ടിലേക്ക് കടന്നു. സ്വന്തം വിവാഹത്തിനായി ഉത്തര്‍പ്രദേശിലേക്ക് പോയ സബ് കളക്‌ടര്‍ കഴിഞ്ഞ 18നാണ് കൊല്ലത്ത് തിരിച്ചെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. മധുവിധുവിന് വിദേശത്ത് പോകാന്‍ ജില്ലാ കളക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നു. കോവിഡിനെതിരെ അതിശക്തമായ പ്രതിരോധ നടപടികൾ കൈകൊണ്ട കൊല്ലം ജില്ലാ കളക്ടർ സബ്ബ് കളക്ടറോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലയിലെ കോവിഡ്19 പ്രവർത്തനങ്ങൾ സുശക്തമായ ഏകോപനത്തിലൂടെ നിയന്ത്രിച്ച് കൊണ്ടുവരുന്നതിന് രാപ്പകൽ ഇല്ലാതെകൊല്ലം ജില്ലാകളക്ടർ പ്രയത്നിക്കുന്നതിനിടയിൽ സബ്ബ് കളക്ടറുടെ മുങ്ങൽ ജില്ലാ ഭരണകൂടത്തിന് നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സബ് കളക്ടര്‍ തന്നെ ഗുരുതര ചട്ടലംഘനമാണ്‌ നടത്തിയത്. ഇത് സംബന്ധിച്ച്‌ സര്‍ക്കാരിന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയതായും കളക്ടര്‍ പറഞ്ഞു. അതേസമയം കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഉത്തരവിട്ടു. കൂടാതെ സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കുന്നതാണ്. ഫിഷറീസ് ശാസ്ത്രഞ്ജനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോ.എ.രാമചന്ദ്രന്‍ അന്തരിച്ചു അട്ടപ്പാടി എൻസിപി നിവേദത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന്… ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി… ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി അട്ടപ്പാടി എൻസിപി നിവേദത്തിലെ ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി UKMALAYALEE MALAYALAM NEWS ക്രിമിനലുകള്‍ പെരുകുന്നു, ‘ഭായി’ മാരുടെ വിവരം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കു പൂട്ടു വീഴും ക്രിമിനലുകള്‍ പെരുകുന്നു, ‘ഭായി’ മാരുടെ വിവരം നല്‍കാത്ത സ്‌ഥാപനങ്ങള്‍ക്കു പൂട്ടു വീഴും തിരുവനന്തപുരം Aug 6 ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ വിശദവിവരങ്ങള്‍ തൊഴില്‍ വകുപ്പിനും പോലീസിനും നല്‍കാത്ത ചെറുകിടസ്‌ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കും. ഇതരസംസ്‌ഥാനക്കാര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വര്‍ധിക്കുന്നതു കണക്കിലെടുത്താണു സര്‍ക്കാര്‍ നീക്കം. കേരളത്തിലെ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ എണ്ണം 40 ലക്ഷം കവിഞ്ഞെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. എന്നാല്‍, കൃത്യമായ കണക്ക്‌ തൊഴില്‍ വകുപ്പിന്റെ പക്കലില്ല. പെരുമ്പാവൂരിലെ നിമിഷയുടെ കൊലപാതകത്തില്‍ പശ്‌ചിമബംഗാള്‍ സ്വദേശി പിടിയിലായതോടെയാണ്‌ ഇതരസംസ്‌ഥാനത്തൊഴിലാളി രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്‌. ഹോട്ടലുകള്‍, പാറമടകള്‍, മത്സ്യബന്ധനം, കശുവണ്ടി, നിര്‍മാണമേഖലകളിലെല്ലാം ഇതരസംസ്‌ഥാനക്കാരാണു കൂടുതല്‍. കുറഞ്ഞത്‌ 400 രൂപ ദിവസക്കൂലി കൊടുത്താല്‍ മതിയെന്നതിനാല്‍ കരാറുകാരും ഇവര്‍ക്കാണു മുന്‍ഗണന നല്‍കുന്നത്‌. സംസ്‌ഥാനത്തെ മിക്ക സ്വകാര്യസ്‌ഥാപനങ്ങളിലും 65% തൊഴിലാളികള്‍ ഇതരസംസ്‌ഥാനക്കാരാണ്‌. പഞ്ചായത്തുകളിലെ ഇതരസംസ്‌ഥാനത്തൊഴിലാളികളുടെ കൃത്യമായ കണക്ക്‌ തൊഴില്‍ വകുപ്പിനോ പോലീസിനോ ലഭിച്ചിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു തൊഴിലാളികളെ കൊണ്ടുവന്നാല്‍ ജില്ലാ തൊഴില്‍ വകുപ്പിലോ ലോക്കല്‍ പോലീസ്‌ സ്‌റ്റേഷനിലോ വിശദവിവരങ്ങളും തിരിച്ചറിയല്‍ രേഖയും കരാറുകാരന്‍ നല്‍കണമെന്നാണു നിയമം. ഇതു ലംഘിക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസന്‍സ്‌ റദ്ദാക്കും. തൊഴില്‍ വകുപ്പും പോലീസും സംയുക്‌തപരിശോധന നടത്തിയാകും നടപടിയെടുക്കുക. സ്വകാര്യമേഖലയിലെ 65% ഇതരസംസ്‌ഥാനത്തൊഴിലാളികളില്‍ 45 ശതമാനവും ബംഗാളികളാണ്‌. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരും ഇവര്‍ക്കിടയിലുണ്ട്‌. പ്രതിവര്‍ഷം 25,000 കോടിയിലേറെ രൂപയാണ്‌ ഇവരിലൂടെ കേരളത്തിനു പുറത്തേക്കൊഴുകുന്നത്‌. എറണാകുളം ജില്ലയില്‍ മാത്രം എട്ടുലക്ഷത്തിലേറെ ഇതരസംസ്‌ഥാനത്തൊഴിലാളികളുണ്ട്‌. കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം ജില്ലകളിലായി 12 ലക്ഷം പേരാണുള്ളത്‌. തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 2-3 ലക്ഷം വീതം ഇതരസംസ്‌ഥാനത്തൊഴിലാളികളുണ്ട്‌. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി 40,000-ല്‍ അധികം പേര്‍ സ്‌ഥിരതാമസക്കാരാണ്‌. ആഴ്‌ചതോറും കുറഞ്ഞത്‌ 1500 തൊഴിലാളികള്‍ പുതുതായി കേരളത്തിലെത്തുന്നതായി കരാറുകാര്‍ പറയുന്നു. ഇവരില്‍ അസം, ബിഹാര്‍, യു.പി, ഒഡീഷ, തമിഴ്‌നാട്‌ സ്വദേശികള്‍ 55 ശതമാനത്തോളം വരും. 2013-ല്‍ തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്‍ നടത്തിയ പഠനപ്രകാരമുള്ള കണക്കു മാത്രമാണു സര്‍ക്കാരിന്റെ പക്കലുള്ളത്‌. അതനുസരിച്ച്‌ 2013-ല്‍ കേരളത്തിലുള്ള ഇതരസംസ്‌ഥാനക്കാരുടെ എണ്ണം 25 ലക്ഷമായിരുന്നു. ഇത്‌ 2023-ല്‍ 45 ലക്ഷമാകുമെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍, ഇപ്പോള്‍തന്നെ ഇവരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. 2010-ല്‍ ഇടതുസര്‍ക്കാരാണ്‌ ആവാസ്‌ എന്ന പേരില്‍ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിക്കു രൂപം നല്‍കിയത്‌. തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളുമുള്‍ക്കൊള്ളിച്ച്‌ ഡാറ്റാ ബാങ്ക്‌ തയാറാക്കി തിരിച്ചറിയല്‍ കാര്‍ഡ്‌ വിതണം ചെയ്യുകയാണു പദ്ധതിയുടെ ലക്ഷ്യം. വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ വെള്ളുത്തുള്ളിക്ക് കഴിയും എന്നത് പലർക്കും അറിയാൻ സാധ്യത ഉണ്ടാവുകയില്ല. വെളുത്തുള്ളിയുടെ ഒരു അല്ലി തലയിണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങുന്നത് പല അദ്ഭുതങ്ങള്‍ക്കും കാരണമാകും. ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിലെ ഊഷ്മാവ് വെള്ളുത്തുള്ളിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും അതിൽ അടങ്ങിയിരിക്കുന്ന സൾഫറിനെയും സിങ്കിനെയും പുറത്തേക്ക് വമിപ്പിക്കുകയും ചെയ്യും ഇപ്രകാരം ഉണ്ടാകുന്ന ഗന്ധത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കരുത്തുണ്ട് കൂടാതെ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വഴുതി വീഴാൻ സഹായിക്കുകയും ചെയ്യും ദിവസവും തലയിണക്കടിയിൽ നിന്ന് വെളുത്തുള്ളി അല്ലി മാറ്റി പുതിയത് വെക്കാൻ ശ്രദ്ധിക്കേണ്ടതാണ് . തലയിണയ്ക്കടിയിൽ വെളുത്തുള്ളി വയ്ക്കുന്നത് കൊണ്ട് നമുക്ക് നല്ല ഉറക്കവും ലഭിക്കും. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി 1 അടങ്ങിയിട്ടുണ്ട്, അത് മനുഷ്യന് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു. ഇതുകൂടാതെ വെളുത്തുള്ളിയിൽ നിന്നും വിറ്റാമിൻ ബി 6 ഉം ലഭ്യമാണ്, ഇത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്. നിരവധി പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഒരു പ്രായപൂർത്തിയായ മനുഷ്യന് ഒരു ദിനം 7 മണിക്കൂർ ഉറക്കം ആവശ്യമാണെന്നാണ്. മോശം ശ്വസന സംവിധാനം പരിഹരിച്ച് കൂര്‍ക്കം വലിയില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിയില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന അല്ലിസിന്‍ എന്ന ശക്തമായ ആന്റിബയോട്ടിക്കു അണുക്കള്‍, അണുബാധകള്‍ എന്നിവയെ അകറ്റാൻ നല്ലതാണു മ്യൂക്കസ് അലിയിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ ക്രമേണയാണ് ഇത് സംഭവിക്കുന്നത് . ദിവസവും വെളുത്തുള്ളി തലയിണയുടെ കീഴിൽ സൂക്ഷിക്കുന്നത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. യഥാർത്ഥത്തിൽ allicin എന്ന ഘടകം വെളുത്തുള്ളിയിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. ഗവേഷണത്തിലും ഇത് കണ്ടെത്തിയിട്ടുണ്ട്. രാത്രി ഉറങ്ങുമ്പോൾ പലപ്പോഴും കൊതുകുകൾ നമ്മെ ശല്യം ചെയ്യാറുണ്ട് അല്ലേ എന്നാൽ ഇനി നിങ്ങൾ ഉറങ്ങുന്നതിന് മുൻപ് ഒരു വെളുത്തുള്ളിയുടെ (Garlic) അല്ലി തലയിണയ്ക്കടിയിൽ വയ്ച്ചിട്ട് കിടന്നു നോക്കൂ കൊതുകുകൾ പമ്പ കടക്കും. വെളുത്തുള്ളിയിൽ കാണപ്പെടുന്ന പല ഘടകങ്ങളും കൊതുകുകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും. വെളുത്തുള്ളിയുടെ ഗന്ധമാണ് കൊതുകുകളെയും മറ്റ് പ്രാണികളെയും അകറ്റുന്നത്. സ്ഥിരം ആയി മൂക്കടപ്പ് ഉള്ളവർ ചെയ്‌തു നോക്കേണ്ട മാർഗം ആണ് ഇതു .വെളുത്തുള്ളിയുടെ ശക്തമായ മണം മൂക്കിലെ തടസപ്പെട്ട ഭാഗങ്ങള്‍ക്ക ആശ്വാസം നല്‍കാനും ശ്വസനം മെച്ചപ്പെടുത്താനും കഴിയും ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ ദിവസവും നിങ്ങളുടെ തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വച്ചിട്ട് ഉറങ്ങുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന allicin എന്ന ഘടകം കാരണം വ്യക്തിയുടെ മൂക്കിൽ ഒരുതരത്തിലുള്ള അണുബാധയും ഉണ്ടാകില്ല. മാത്രമല്ല മൂക്കടപ്പ് എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുകയുമില്ല. വെളുത്തുള്ളി തലനയുടെ അടിയിൽ വെക്കാൻ ബുദ്ധിമുട്ടു ഉള്ളവർ വെളുത്തുള്ളി രാത്രി പാലില്‍ കലക്കി കുടിയ്ക്കാം. ഒരു കപ്പ് പാലില്‍ വെളുത്തുള്ളി ഒരു ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് 3 മിനിറ്റ് തിളപ്പിച്ച് നല്ലതുപോലെ തണുത്ത ശേഷം ഗ്രാമ്പൂ ഒഴിവാക്കി കഴിക്കാവുന്നതാണ്. തേനും വേണമെന്നുണ്ടെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് രാത്രി കിടക്കാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുടിയ്ക്കാം. ഇതും നല്ല ഉറക്കത്തിനും ഔഷധ ഗുണങ്ങള്‍ക്കും നല്ലതാണ്. ചില രാജ്യങ്ങളില്‍ വെളുത്തുള്ളി പോക്കറ്റില്‍ സൂക്ഷിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം. വീടുകളില്‍ വെളുത്തുള്ളി സൂക്ഷിക്കുന്നതു ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. തലയിണക്കടിയില്‍ വെളുത്തുള്ളി വയ്ക്കുന്നത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ അകറ്റി നിങ്ങളുടെ ഉറക്കം വര്‍ധിപ്പിക്കുമെന്നു പറയുന്നു. പല രാജ്യങ്ങളിലും ആളുകള്‍ ഉറങ്ങും മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കാറുണ്ടത്രേ.വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടു വരുന്നതിനും വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു. ചതച്ച് 5 മിനിറ്റു ശേഷം ചുട്ട വെളുത്തുളളി വെറും വയറ്റില്‍ Roasted Garlic Health Tips Malayalam തലയിണക്കടിയിൽ വെളുത്തുള്ളി വെച്ചാല്‍ എന്തു സംഭവിക്കും Garlic under Pillow Health Tips Malayalam വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. പിണറായി ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതി എന്ന നിലയിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിച്ചത്. 13 സർക്കാർ സ്ഥാപനങ്ങളിൽ ഓൺഗ്രിഡ് പദ്ധതിയിലും 17 അംഗൻവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോർജ നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സർക്കാർ നിയോഗിക്കാൻ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകൾ പരിശോധിച്ച് പോരായ്മകൾ നികത്തി ഗുണമേന്മയും മികവും ആർജിക്കുന്ന വിധത്തിൽ കാലാനുസൃത പരിഷ്‌ക്കാരം വരുത്തുന്നതിന് ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സർക്കാർ നിയോഗിക്കുകയാണ്. ഇതിന്റെ ചെയർമാൻ അംബേദ്ക്കർ സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ ഡോ.ശ്യാം ബി. മേനോനാണ്. പ്രേഷകരുടെ പ്രിയതാരവും സ്റ്റാര്‍ മാജിക്കിലെ മിന്നുംതാരവുമായ തന്‍വിയുടെ കല്യാണം വരനെ കണ്ടോ❤️👍🏻… – KL 78 iRITTY പ്രേഷകരുടെ പ്രിയതാരവും സ്റ്റാര്‍ മാജിക്കിലെ മിന്നുംതാരവുമായ തന്‍വിയുടെ കല്യാണം വരനെ കണ്ടോ❤️👍🏻….. പ്രേഷകരുടെ പ്രിയതാരവും സ്റ്റാര്‍ മാജിക്കിലെ മിന്നുംതാരവുമായ തന്‍വിയുടെ കല്യാണം വരനെ കണ്ടോ❤️👍🏻….. മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് തൻവി എസ് രവീന്ദ്രൻ. താരത്തിന് നിരവധി ആരാധകരുണ്ട്. മൂന്നുമണി എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിലെ ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയിലൂടെയാണ് താരം ആരാധകർക്കിടയിൽ ജനപ്രിയയായത്. ഷോയ്ക്ക് ശേഷം തൻവി ആരാധകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ തൻവി ആരാധകർക്ക് സന്തോഷവാർത്ത. നടി വിവാഹിതയാണ്. തൻവി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ വിവരം പങ്കുവെച്ചത്. ദുബായിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശി ഗണേഷാണ് തൻവിയുടെ വരൻ. പരമ്പരാഗത ഹിന്ദു ആചാരമായിരുന്നു വിവാഹം. വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. ‘ഇത് എന്റെ ദിവസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തൻവിയുടെ അച്ഛൻ മകളുടെ കൈപിടിച്ച് സമ്മാനം നൽകുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്. പോസ്റ്റിന് പിന്നാലെ താരത്തിന്റെ വിവാഹത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ കൊവിഡ് സമയമായതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കാസർകോട് സ്വദേശിനിയായ തൻവി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഏവിയേഷൻ പഠിച്ചു. മോഡലിങ്ങിനായി വിമാനത്താവളത്തിൽ നിന്ന് രാജിവെച്ച നടി പിന്നീട് സീരിയൽ രംഗത്ത് സജീവമായി. മൂന്നാംമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മിക്ക വില്ലൻ വേഷങ്ങളും നടിയെ തേടിയെത്തി. ജെന്നിഫറിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. എന്നാൽ സ്റ്റാർ മാജിക്കിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായത്. സോഷ്യല്‍ മീഡിയ കീഴടക്കി കരിക്കിലെ സുന്ദരിയുടെ ഫോട്ടോസ്🔥🔥 അനഘയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം💥.. ഇന്സ്ടഗ്രമില്‍ തരംഗമായി സാധികയുടെ പുത്തന്‍ ഫോട്ടോസ് ദിവസം കൂടുന്തോറും ഗ്ലാമര്‍ കൂടി വരുകയാണല്ലോ എന്ന് ആരാധകര്‍ ഇടിവെട്ട് ചിത്രങ്ങള്‍ ഇതാ രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ് ബ്യുട്ടി ടിപ്പ്സിലുടെ യുടുബിലെ താരമായ അഞ്ജനയെ അറിയുമോ ചില്ലറക്കാരി അല്ല ഇയാള്‍ ശരീര സൗന്ദര്യം ഒന്നുകൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് വന്നത് പക്ഷെ തന്നെ ഒരുപാട് ആളുകൾ സ്നേഹിച്ചു വഞ്ചിച്ചുവെന്ന് റായ് ലക്ഷ്മി തുറന്നു പറയുന്നു ഒപ്പം പുത്തന്‍ ലുക്കും ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ച് താരം സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻 തമിഴകം ഒന്നടങ്കം ഈ തൃശ്ശൂര്‍കാരിക്കൊപ്പം… ഈ കാര്യത്തില്‍ നയന്‍‌താരയെ കടത്തി വെട്ടി മലയാളി നടി ഒവിയ വെറും മൂന്ന് ചിത്രങ്ങള്‍ കൊണ്ട് ലോകം കീഴടക്കിയ മാദക സുന്ദരി..🔥🔥 നടിയുടെ വളര്‍ച്ച ഇങ്ങനെ.😆😆🔥🔥 കാണുക 😍👍 പ്രിയ താരം മാളവിക മോഹന്‍റെ പുത്തന്‍ ഷൂട്ട്‌… ഹോട്ട് ലുക്കിന്റെ ദേവത എന്നാണ് ഇപ്പോള്‍ ഈ താരത്തിന് പേര്…. ഹോട്ട് ഫോട്ടോഷൂട്ട്‌🔥🔥🔥🔥, തനി നാടന്‍ ഷൂട്ട്‌, അങ്ങനെ എന്തും ആകട്ടെ സംഗതി പൊളിച്ചു സെറ്റ് ആകും ഫ്രെക്കന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ Pewer 💥💥💥💥💥💥💥💥💥 ആക്കും… Reliance Retail-KKR deal| റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ‌ Reliance Retail-KKR deal| റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ‌ നേരത്തെ ജിയോ പ്ലാറ്റ്ഫോമിലും കെകെആർ നിക്ഷേപം നടത്തിയിരുന്നു. Also Read- സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും “എല്ലാ ഇന്ത്യക്കാർക്കും പ്രയോജനകരമായ രീതിയിൽ ഇന്ത്യൻ റീട്ടെയിൽ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമുള്ള ഞങ്ങളുടെ മുന്നേറ്റം തുടരുമ്പോൾ റിലയൻസ് റീട്ടെയിൽ വെഞ്ച്വറുകളിൽ നിക്ഷേപകനെന്ന നിലയിൽ കെകെആറിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്.” ‌റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. Also Read- ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത് റിലയൻസ് സ്വന്തമാക്കിയത് 24,713 കോടി രൂപയ്ക്ക് കൂടുതൽ ഇന്ത്യൻ ഉപഭോക്താക്കൾ ഓൺ‌ലൈൻ ഷോപ്പിംഗിലേക്ക് മാറുമ്പോൾ റിലയൻസ് റീട്ടെയിലിന്റെ പുതിയ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കും പ്രധാന ആവശ്യം നിറവേറ്റുന്നതിന് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് കെകെആറിന്റെ സഹസ്ഥാപകനും കോ-സിഇഒയുമായ ഹെൻറി ക്രാവിസ് പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഒമ്നിചാനൽ റീട്ടെയിലറാകാനും കൂടുതൽ സമഗ്രമായ ഇന്ത്യൻ റീട്ടെയിൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ദൗത്യത്തിൽ റിലയൻസ് റീട്ടെയിലിനെ പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹെൻറി ക്രാവിസ് കൂട്ടിച്ചേർത്തു. Also Read- റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ ഏറ്റവും മൂല്യമേറിയ 40-ാമത് കമ്പനി മെയ് മാസത്തിൽ റിലയൻസ് ഓൺലൈൻ പലചരക്ക് സേവനമായ ജിയോമാർട്ട് ആരംഭിച്ചിരുന്നു. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനിക്ക്, എതിരാളികളെക്കാൾ മുൻ‌തൂക്കം ലഭിക്കുന്നുവെന്നാണ് ആഗോള കമ്പനികളുടെ നിക്ഷേപത്തിന് തയാറായി മുന്നോട്ടുവരുന്നതിലൂടെ വ്യക്തമാകുന്നത്. Reliance Retail-KKR deal| റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിച്ച് അമേരിക്കൻ കമ്പനിയായ കെകെആർ‌ RD Investment| എന്താണ് ആര്‍ഡി നിക്ഷേപം? ആര്‍ക്കൊക്കെ ആര്‍ഡി നിക്ഷേപ അക്കൗണ്ട് തുടങ്ങാം? അറിയേണ്ടതെല്ലാം Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം Keravan Kerala| കാരവന്‍ കേരള: ടൂറിസ്റ്റ് കാരവനുകള്‍ക്കും പാര്‍ക്കുകള്‍ക്കും 5 കോടി വരെ വായ്പയുമായി KSIDC Petrol price രാജ്യതലസ്ഥാനത്ത് പെട്രോൾ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ Petrol Diesel Price| ഡിസംബർ ഒന്നിന് ഒരു ലിറ്റർ ഡീസലിന്റെ വില എത്ര ഇന്നത്തെ നിരക്കുകൾ അറിയാം LPG Price| പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു Types of Recurring Deposit Interest Rates| വിവിധതരം റിക്കറിംഗ് ഡിപ്പോസിറ്റുകളും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ KYC വെരിഫൈ ചെയ്യുന്നതെങ്ങനെ? UAE National Day ആഘോഷ നിറവിൽ യുഎഇ; മാറ്റ് കൂട്ടാൻ വെടിക്കെട്ടും സംഗീതനിശയും സ്‌കൈഡൈവ് പ്രകടനങ്ങളും CAIT കഞ്ചാവ് വില്‍പ്പന കേസില്‍ ആമസോണിനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിൽ അപലപിച്ച് സിഎഐടി UAE Golden Visa യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ മനോജ് കെ ജയന്‍ World's First 'Living' Robots സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട് World's Top 10 Expensive Cities| ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം ടെൽ അവീവ്; തൊട്ടുപിന്നിൽ പാരീസും ഹോങ്കോംഗും നാം എന്തെങ്കിലും ഒരു വസ്തുവിനെപ്പററി സംസാരിക്കുമ്പോൾ ആ വസ്തു ഒന്നോ അതിലധികമോ എന്നു കാണിക്കുന്നതിനായി അതിനെപ്പറയുന്ന ശബ്ദത്തിനു ചെയ്യുന്ന രൂപഭേദമാകുന്നു വചനം. സംസ്കൃതത്തിൽ ഏകവചനം, ദ്വിവചനം, ബഹുവചനം ഇങ്ങനെ മൂന്നു വചനങ്ങളുണ്ടു്. ദ്രാവിഡശാഖയ്ക്കുതന്നെ ദ്വിവചനമില്ല. ഒന്നിനെക്കുറിക്കുന്നതു് ഏകവചനം: അതിലധികത്തെക്കുറിക്കുന്നതു് ബഹുവചനം. ഇതാണു വചനങ്ങളുടെ സ്വഭാവം. സ്വം രൂപമേകവചനം; സലിംഗാലിംഗപൂജകം എന്നു മുന്നു ബഹുത്വത്തി- ലിരട്ടിച്ചിട്ടുമാമിതു്. ശബ്ദത്തിന്റെ സ്വന്തരൂപംതന്നെ ഏകവചനത്തെ കാണിക്കുന്നു. എന്നാൽ ലിംഗപ്രത്യയം ഉള്ളേടത്തു് ആ പ്രത്യയം ചേർന്ന ശബ്ദരൂപവും അതില്ലാത്തിടത്തു സ്വതേ ഉള്ള ശബ്ദരൂപവും ഏകവചനത്തെക്കുറിക്കുന്നു എന്നർത്ഥം. ഏകവചനത്തെക്കുറിപ്പാൻ വേറെ പ്രത്യയമില്ലെന്നു സാരം. ബഹുവചനം മൂന്നുവിധത്തിലുണ്ടു്. സലിംഗബഹുവചനം, അലിംഗബഹുവചനം, പൂജകബഹുവചനം. ഒരു ശബ്ദത്തിൽത്തന്നെ ഇൗ ബഹുവചനങ്ങൾ ഒന്നിലധികം ചേർന്നിട്ടും വരാം. സ്ത്രീപുരുഷനപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ മാത്രം ബഹുത്വത്തെക്കുറിക്കുന്നതു് സലിംഗബഹുവചനം; രണ്ടുംകൂടി കലർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് അലിംഗബഹുവചനം; ഒരു വ്യക്തിക്കുതന്നെ ബഹുമാനത്തിന്നുവേണ്ടി ചെയ്യുന്നതു് പൂജകബഹുവചനം. അരെന്നലിംഗപുംസ്ത്രീകൾ ക്കവയ്ക്കേ മാർ സലിംഗമാം; ക്ലീബത്തിൽ കൾ ചേർച്ചപോലെ; പൂജകത്തിന്നു മൂന്നുമാം. അ എന്നു സർവ്വനാമത്തിൽ നപുംസകബഹുക്കുറി. പുരുഷന്മാരും സ്ത്രീകളുംകൂടിയുണ്ടാകുന്ന ബഹുത്വത്തെക്കുറിപ്പാനുള്ള അലിംഗബഹുവചനപ്രത്യയം "അർ' എന്നാകുന്നു. പുരുഷന്മാരോ സ്ത്രീകളോ വെവ്വേറെ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്ന സലിംഗബഹുവചനപ്രത്യയം സാമാന്യമായി "മാർ' എന്നാണു്. രാമൻ-രാമന്മാർ, നമ്പൂരി-നമ്പൂരിമാർ, തട്ടാൻ-തട്ടാന്മാർ അമ്മ-അമ്മമാർ, ഭാര്യ-ഭാര്യമാർ തള്ള-തള്ളമാർ. നപുംസകവസ്തുക്കൾ ചേർന്നുണ്ടാകുന്ന ബഹുത്വത്തെക്കുറിക്കുന്നതു് "കൾ' എന്ന പ്രത്യയമാണ്: ഉണ്ണികൾ, കുട്ടികൾ, വേലക്കാരത്തികൾ മുതലായവയിൽ "കൾ' എന്ന പ്രത്യയം ചേർത്തു കാണുന്നതു് ബാല്യംമുതലായ നിമിത്തങ്ങളാൽ ചേതനധർമ്മം പൂർണ്ണമായിട്ടില്ലാത്ത നിലയിൽ അനാദരംവഴിക്കു് നപുംസകധർമ്മമായ ജഡത്വത്തെക്കുടി പരാമർശിച്ചുംകൊണ്ടുള്ള പ്രയോഗമാകയാലാകുന്നു. പൂജയെക്കുറിക്കുന്നതിനു മേല്ക്കാണിച്ച മൂന്നു ബഹുവചനപ്രത്യയങ്ങളെയും യുക്തംപോലെ ഉപയോഗിക്കാം. ഉദാ: ഭട്ടൻ ഭട്ടർ (പൂജ്യനായ ഭട്ടൻ) നീ നിങ്ങൾ മാരാൻ മാരാർ തട്ടാൻ തട്ടാർ തമ്പുരാൻ തമ്പുരാക്കൾ-തമ്പുരാക്കന്മാർ രാജാവു് രാജാക്കൾ-രാജാക്കന്മാർ പിതാവു് പിതാക്കൾ-പിതാക്കന്മാർ "അ ഇ എ' മുതലായ സർവ്വനാമങ്ങൾക്കു് ബഹുവചനത്തിൽ "അ' എന്നു് പ്രത്യയം. ഉദാ: അ+ അ= അവ ഇ+ അ= ഇവ എ+ അ= എവ ചില പല അനന്തരം വചനപ്രത്യയംചേരുമ്പോൾ ഉണ്ടാകുന്ന വിശേഷപ്രക്രിയകളെ കാണിക്കുന്നു: (1) രലോപമർ-കൾ ചേരുമ്പോൾ കാണും ശിഷ്യകളെന്നപോൽ 2) പെങ്ങളാങ്ങളയെന്നെല്ലാ- മേകത്തിൽ ബഹുരൂപമാം 3) ഒാഷ്ഠ്യസ്വരം മുൻപിരുന്നാൽ കൾകകാരമിരട്ടിയാം 4) സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി; ജഡമപ്രാണിയെന്നുള്ള വിശേഷങ്ങളുമോർക്കണം. (1 അർ കൾ' എന്ന രണ്ടു പ്രത്യയങ്ങൾ ചേർന്നു വരുന്നിടത്തു് "അർ' എന്നതിലെ രേഫം പഴയകാലത്തു് ലോപിച്ചിരുന്നു: ഉദാ: ബഹുവചനം രേഫലോപം വന്ന രൂപം ശിഷ്യർകൾ ശിഷ്യകൾ ഭട്ടർകൾ ഭട്ടകൾ (2) പെങ്ങൾ, ആങ്ങള (ആങ്ങൾ) ഇത്യാദി ശബ്ദങ്ങൾ സഹോദരി, സഹോദരൻ എന്ന ഒാരോ വ്യക്തിയെ മാത്രം കാണിക്കുന്നവയും ഏകവചനം വേണ്ടുന്നിടത്തു് അതിനു വ്യത്യസ്തമായി ബഹുവചനം ചേർത്തു പ്രയോഗിച്ചിട്ടുള്ളവയും ആയ വിശേഷരുപങ്ങൾ ആണു്. ഇൗവക ശബ്ദങ്ങൾ ബഹുത്വം വിവക്ഷിക്കുമ്പോൾ "പെങ്ങന്മാർ ആങ്ങളമാർ' എന്നു് "മാർ' പ്രത്യയം ചേർന്നുതന്നെ വരുകയും ചെയ്യും. (3 കൾ' എന്ന പ്രത്യയത്തിന്റെ മുമ്പിലുള്ള വർണ്ണം ഒാഷ്ഠ്യസ്വരമാകുന്നിടത്തെല്ലാം അതിലെ കൾ' എന്നതിലെ) കകാരം ഇരട്ടിക്കും. ഉദാഹരണം: ഭ്രാതാക്കൾ, രാജാക്കൾ, ഗുരുക്കൾ, പൂക്കൾ, ഗോക്കൾ. (4) സംഖ്യാവാചകമായ ഒരു വിശേഷണപദം ഉള്ള ഇടത്തു് നപുംസകലിംഗശബ്ദങ്ങളിൽ ബഹുത്വത്തിലും ബഹുവചനപ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം പത്തു രൂപാ ആയിരം തേങ്ങാ എട്ടു ദിക്ക്'. ഇങ്ങനെയല്ലാതെ പത്തു രൂപകൾ ആയിരം തേങ്ങകൾ' എന്നെല്ലാം ഉപയോഗിക്കുന്നതു് ഭാഷാസ്വഭാവത്തിനു യോജിക്കുന്നതുമല്ല. നപുംസകമല്ലെങ്കിൽ "നാലു ബ്രാഹ്മണർ അഞ്ചു സ്ത്രീകൾ' എന്നു് ബഹുവചനം ചേർന്നുതന്നെവരും. നപുംസകലിംഗത്തിലും ഒാരോ വ്യക്തിയെയും പ്രതേ്യകം പരാമർശിക്കുന്ന സ്ഥലങ്ങളിൽ, ""ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കെകളോടും ഇങ്ങനെ ബഹുവചനം ചേർത്തു് പ്രയോഗം കാണുന്നുണ്ടു്. അതു കൂടാതെ നപുംസകത്തിൽത്തന്നെ വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളേയും മറ്റും കുറിക്കുന്ന ശബ്ദങ്ങൾക്കും ജീവനില്ലാത്ത കല്ലു മുതലായതിനെ കുറിക്കുന്ന ശബ്ദങ്ങൾക്കും തമ്മിൽത്തന്നെ ഇൗ സംഗതിയിൽ വ്യത്യാസം ഉണ്ടു്. ജീവികളാണെങ്കിൽ "പത്തു പശുക്കൾ ആയിരം തേനീച്ചകൾ എന്നു് ബഹുവചനം ചേർക്കുന്നതിനും പത്തു പശു ആയിരം തേനീച്ച' എന്നു് ചേർക്കാതിരിക്കുന്നതിനും വിരോധം ഇല്ല പത്തു കല്ലുകൾ നൂറു നൂലുകൾ' എന്നുള്ളതു ഭാഷയ്ക്കു തീരെ യോജിക്കുന്നതല്ല. എനേൻ യാൻ നാൻ ക്രമാൽ ഞാനായ്; നീ, താൻ, ദീർഘിച്ചു വന്നതാം; ഉദ്ദേശികാപ്രത്യയത്തിൽ സ്വരയോഗം സുഖാർത്ഥമായ്; തനിക്കെനിക്കികാരത്താൽ, അകാരത്താൽ നിനക്കുമായു്. "എൻ' എന്നാണു് ഉത്തമസർവ്വനാമത്തിന്റെ പ്രകൃതി. അതു് നിർദ്ദേശികാവിഭക്തിയിൽ ബലത്തിനുവേണ്ടി ദീർഘിച്ചു് ആദ്യം "ഏൻ' എന്നായി; ഇൗ രുപം ഇന്നും അപരിഷ്കൃതഭാഷയിൽ ഉപയോഗിച്ചുവരുന്നുണ്ടു്. പിന്നീടു് സ്വരാദിശബ്ദങ്ങളിൽ "യ' ചേർക്കുന്ന തമിഴു് സമ്പ്രദായമനുസരിച്ചു് ഏൻയാൻ എന്നു മാറി. അതിനുശേഷം യകാരസ്ഥാനത്തു് നകാരം (യമൻ=നമൻ) തമിഴിൽ ധാരാളമാകയാൽ "യാൻ' എന്നതു് നാൻ എന്ന രൂപം ഗ്രഹിച്ചു. ഇതാണു് തമിഴിൽ ഇന്നും നടപ്പു്. പിന്നീടു് "നെരുക്കം' എന്നതു് "ഞെരുക്കം' ആകുമ്പോലെ "നാൻ' എന്നതു "ഞാൻ' എന്നായി. എൻ=ഏൻ=യാൻ=നാൻ=ഞാൻ. നിർദ്ദേശികയൊഴികെയുള്ള വിഭക്തികളിലെല്ലാം "എൻ' എന്നുതന്നെ ഏകവചനം നിൻ' എന്ന മധ്യമവും "തൻ' എന്ന സ്വവാചിയും "നീ താൻ' എന്നു് നിർദ്ദേശികയിൽ ദീർഘിച്ചതേ ഉള്ളു. ഉദ്ദേശികാപ്രത്യയത്തിൽ ഉച്ചാരണസുഖത്തിനുവേണ്ടി "എൻ തൻ' എന്ന രണ്ടിനും ഇകാരവും നിൻ എന്നതിനു് അകാരവും (സ്വരം) ചേർക്കുന്നു എനിക്ക് തനിക്ക് നിനക്ക് ഇതു് മലയാളത്തിലെ വിശേഷപ്രക്രിയയാണു്. തമിഴിൽ "എനക്കു തനക്കു നിനക്കു' എന്നു് ഒന്നുപോലെ അകാരംതന്നെയാണു്. ഇതെല്ലാം ഏകവചനത്തെപ്പറ്റിയുള്ളതാകുന്നു. ഇനി ഇവയ്ക്കു് ബഹുവചനത്തിലെ വിശേഷങ്ങളാവിത്; (1 എ) എൻ+ കൾ= എൻകൾ= എങ്കൾ= എങ്ങൾ ബി) ഞാൻ+ കൾ ഹ്രസ്വം വന്ന് ഞൻകൾ= ഞങ്കൾ= ഞങ്ങൾ. ഇതു രണ്ടിനും അർത്ഥം ഒന്നുതന്നെ; അതാവിത് ഞാനും അവനും' എന്ന പ്രഥമോത്തമങ്ങൾ ചേർന്ന ബഹുവചനം. ഇതിൽ "എങ്ങൾ' എന്നതു് നികൃഷ്ടഭാഷ ഞങ്ങൾ' എന്നതു് ഉൽക്കൃഷ്ടഭാഷ-എന്നു് ഉപയോഗത്തിൽ ഭേദം. ഇതിൽ രണ്ടിലും "ൻ' എന്ന ചില്ലു് "അൻ' എന്ന ഏകവചനത്തിന്റെ അവശേഷമായി ഗണിക്കപ്പെട്ടിരിക്കുന്നു. ഇൗ സർവ്വനാമങ്ങളിൽ കാരം ഏകവചനവും, മകാരം ബഹുനചനവും ആകുന്നു. അതിനാൽ "നാൻ' എന്ന പ്രാചീനരൂപത്തിൽനിന്നു്, (സി) നാമ്= നാം എന്നൊരു ബഹുവചനം. ഇതു് അധികാരത്തെയും മറ്റും കാണിക്കുന്ന പൂജകബഹുവചനമാണു് ഇതിനെ "നോം' എന്നും ചില ദേശക്കാർ മാറ്റാറുണ്ടു്. അംഗരൂപത്തിൽ ഇതു് "ഞങ്ങൾ' എന്നതിലെപ്പോലെ ഹ്രസ്വം വന്നു് "നമ്മ്' എന്നാകും നോം' എന്നതു് അപ്പോൾ "നുമ്മ്' എന്നുമാകും നമ്മെ നുമ്മെ നമുക്ക് നുമുക്ക് ഇതിൽ ളകാരസ്വരത്തിന്റെ യോഗം) നമ്മിൽ, നുമ്മിൽ ഇത്യാദി. ഇനി "നമ്മ്' എന്നതിൽ "കൾ' കൂടി ചേർത്തു് കകാരത്തിനു് പൂർവ്വസവർണ്ണാത്മകമായ ലയവും ചെയ്തിട്ടു്, (ഡി) നമ്+ കൾ= നമ്മൾ ഇരട്ടബഹുവചനം. ഇതു് "ഞാൻ നീ അവൻ' എന്നു മൂന്നു പുരുഷരെയും ക്രാഡീകരിക്കുന്നു എന്നു് അർത്ഥത്തിൽ വിശേഷം. (2) തൻ എന്ന സ്വവാചിക്കും ഇതുപോലെതന്നെ (എ) തങ്ങൾ ബി) താങ്കൾ സി) തമ്മൾ ഡി) താം (തോം) എന്നു രൂപങ്ങൾ. ഇതിൽ "താങ്കൾ' എന്നു് സവർണ്ണനം ചെയ്യാത്ത രൂപം പുതിയതും മധ്യമപുരുഷനെ കുറിക്കുവാനുള്ള പൂജകബഹുവചനവും ആണു് താം തോം) എന്ന നിർദ്ദേശികാരൂപം ഇപ്പോൾ നടപ്പില്ല; ശേഷമെല്ലാം പര്യായരൂപങ്ങളെന്നേ ഉള്ളു; അർത്ഥഭേദമില്ല. (3 നീ' എന്ന നിർദ്ദേശികയുടെ ഏകവചനത്തിൽ "ൻ' എന്ന ഏകവചനപ്രത്യയം ഇല്ലെങ്കിലും, ശേഷം വിഭക്തികളിലെല്ലാം "ൻ' ചേർന്നു് "നിന്നെ നിന്നാൽ' ഇത്യാദിയായിട്ടുതന്നെ രൂപങ്ങൾ. ബഹുവചനത്തിൽ "നിങ്ങൾ' എന്നു് ഒരു രൂപമേ നടപ്പുള്ളു. അതു് ഏകവചനരൂപത്തിൽത്തന്നെ "കൾ' എന്ന പ്രത്യയം ചേർത്തു് ഞങ്ങൾ' എന്നതുപോലെ) മുറയ്ക്കുള്ള രൂപമെന്നു സ്പഷ്ടമാകുന്നു നിൻ' എന്ന ഏകവചന കാരത്തിനു് ബഹുവചനമായ മകാരം ചെയ്താലും രൂപം ശരിതന്നെ. കർണ്ണാടകത്തിൽ "നീം' എന്നു് മുറയ്ക്കുള്ള രൂപം കാണുന്നതിനാൽ "നിമ്+കൾ നിങ്ങൾ' എന്നുതന്നെ പ്രക്രിയ കല്പിക്കുക നന്നു്. ഇൗ മുന്നു സർവ്വനാമങ്ങളും എല്ലാ ദ്രാവിഡങ്ങൾക്കും പൊതുസ്വത്തായിട്ടുള്ളതാണു്. ഇതുകളുടെ ശരിയായ പ്രാചീനരൂപം ഇന്നതെന്നു് ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല എൻ' എന്ന രൂപമോ "യാൻ' എന്നുള്ളതോ ചരിത്രപ്രകാരം പ്രാചീനതരം എന്നു് കാൽഡെ്വൽ വളരെ സന്ദേഹിക്കുന്നു. ഇവിടെ കാണിച്ച ആഗമക്രമം മലയാളത്തെ സംബന്ധിച്ചിടത്തോളം ശരി എന്നേ ഉള്ളു. അതിനു് ഗുണ്ടർട്ടിന്റെ സമ്മതവും മിക്കതുമുണ്ടു് നീ നാൻ' എന്ന രണ്ടിലെയും നകാരം ആഖ്യാതരൂപങ്ങളിൽ കാണാത്തതിനാൽ പ്രകൃതിയുടെ അംശമല്ല, പിന്നീടു ചേർന്നതായിരിക്കണമെന്നാണു് ഒരു ഉൗഹം. അപ്പോൾ "ആ ഇൗ' എന്നാണു് മുറയ്ക്കു് ഉത്തമ മദ്യമസർവ്വനാമങ്ങളുടെ പ്രകൃതികൾ എന്നു വരും. അങ്ങനെയാണെങ്കിൽ അതുകൾ ചുട്ടെഴുത്തുകളുടെതന്നെ വേഷഭേദമാണെന്നു സ്പഷ്ടമാകുന്നു. എന്നാൽ "ആ' എന്ന ചുട്ടെഴുത്തു് ദൂരപരാമർശകവും ഇൗ' എന്നതു് ആസന്നപരാമർശവും ആണു്. നേരേമറിച്ചായിരുന്നെങ്കിലേ "ഞാൻ നീ' എന്ന സർവ്വനാമങ്ങളുടെ അർത്ഥം യോജിക്കുകയും ഉള്ളു. ഇജ്ജനം ഇയ്യാൾ' എന്നെല്ലാം ഉത്തമപുരുഷനെയല്ലേ പറയുന്നത് അങ്ങ് അവിടുന്ന്' എന്നു് അതുപോലെതന്നെ മധ്യമപുരുഷനേയും കുറിക്കാറുണ്ടു്. അതുകൊണ്ടു് ഇൗ സംഗതിയിൽ തീർച്ചവന്നിട്ടില്ല. ഇൗ പ്രകരണം അവസാനിക്കുംമുമ്പു് മറ്റു സർവ്വനാമങ്ങളെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളുന്നു: (1) ചുട്ടെഴുത്ത് അ ഇ ഉ എ' എന്ന മൂലസ്വരങ്ങൾതന്നെയാണു് ചുട്ടെഴുത്തുകൾ ചൂണ്ടുന്ന എഴുത്ത് അക്ഷരം) എന്ന അർത്ഥം പ്രമാണിച്ചു് തമിഴർ ഇതുകൾക്കു് ഇൗ പേർ കല്പിച്ചു. ഇവയിൽ "അ' ദൂരത്തിരിക്കുന്നതിനെയും ഇ' അടുത്തതിനെയും "ഉ' മധേ്യ ഉള്ളതിനെയും കുറിക്കുന്നു എ' ചോദ്യംചെയ്യുന്നതാണു്. ഇങ്ങനെ മൂലസ്വരങ്ങളെത്തന്നെ അർത്ഥച്ചേർച്ചനോക്കി സർവ്വനാമങ്ങളാക്കിച്ചമച്ചതിന്റെ സ്വാരസ്യം വാചാമഗോചരമായിരിക്കുന്നു ഇത്ര രസികത്വവും സൗകര്യവും ലാഘവവും യോജിപ്പും എല്ലാമുള്ള ഒരു ഏർപ്പാടു് വേറെ ഒരു ഭാഷാശാഖയിലും ഇല്ലെന്നുള്ള സംഗതി ദ്രാവിഡശാഖയ്ക്കു് ന്യായമായ അഭിമാനത്തിനു കാരണമായ ഒരു വലിയ മെച്ചമാകുന്നു' എന്നു് എല്ലാ ഭാഷാശാസ്ത്രകാരന്മാരും സമ്മതിച്ചിട്ടുണ്ടു്. ഇക്കൂട്ടത്തിൽ "ഉ' തമിഴിൽ അപൂർവ്വമാണു്. മലയാളത്തിലാകട്ടെ ലുപ്തമായി എന്നുതന്നെ പറയാം. ലോപിച്ചുപോകുവാനുള്ള കാരണവും ദൂരത്തേടാനില്ല. അടുത്തുള്ളതിനെയും അകന്നുള്ളതിനെയുംപോലെ നടുക്കുള്ളതിനെപ്പറ്റി പറയുവാനുള്ള ആവശ്യം വരുകയില്ലല്ലോ എ' എന്ന ചോദ്യസർവ്വാമത്തിനു് "ഏ' എന്നു ദീർഘിച്ചിട്ടും, യകാരം ചേർന്നു് "യാ' എന്നും രണ്ടുരൂപങ്ങൾകൂടിയുണ്ടു്. കാൽഡെ്വല്ലിന്റെ അഭിപ്രായം, ആദ്യമായിരുന്നതു് "യാ' ആണെന്നും അതു് പിന്നീടു് "ഏ' എന്നും എ' എന്നും ചുരുങ്ങിയതായിരിക്കണമെന്നും ആകുന്നു. രൂപം മാറിയതോടുകൂടി അർത്ഥത്തിലും അല്പാല്പഭേദങ്ങൾ വന്നിട്ടുണ്ടു്. സംസ്കൃതത്തിന്റെ അധികാരം മലയാളത്തിൽ ബലപ്പെട്ടപ്പോൾ ആ ഭാഷയിലെ വ്യപേക്ഷക (ഞലഹമശേ്ല) സർവ്വനാമമായ യച്ഛബ്ദത്തിനു് മലയാളത്തിൽ ഒരു പരിഭാഷ പറയുന്നതു് ആവശ്യമായിത്തീർന്നു. അതുമുതൽ "എ' എന്നും "യാ' എന്നും ഉള്ള രൂപങ്ങൾ യച്ഛബ്ദസ്ഥാനം വഹിച്ചു് വ്യപേക്ഷക സർവ്വനാമളായിത്തീർന്നിട്ടുണ്ടു്. (2) എന്ത്: ഇതു് "എ' എന്ന ചുട്ടെഴുത്തിന്റെ അനുനാസികം ചേർന്ന നപുംസകമരൂപമാകുന്നു എ(ൻ)+തു= എന്തു, തമിഴിൽ "എതു' എന്നാണു് നാമരൂപം. എങ്കിലും എ' എന്ന ഭേദകരുപവും ഉണ്ടു് എന്ത്' ചെയ്തു-ചെയ്ത എന്നതുപോലെ പേരെച്ചപ്രക്രിയാപ്രകാരം "എന്തു എന്ത' എന്നു് ഉണ്ടായതാണു് എന്ത' പോലെ തമിഴിൽ "അന്ത'"ഉന്ത ഇന്ത' എന്നു് എല്ലാ ചുട്ടെഴുത്തുകളിൽനിന്നും ഭേദകരൂപം കാണുന്നുണ്ടു്. ഇതിനുപുറമേ, തമിഴിൽ "ഏൻ' എന്നും തെലുങ്കിൽ "ഏമി' എന്നും "എന്തു' എന്ന അർത്ഥത്തിൽ രൂപങ്ങൾ ഉണ്ടു്. ഇതിൽനിന്നും ചുട്ടെഴുത്തുകളിൽ നകാരമോ മകാരമോ ചേർന്നു ചില രൂപങ്ങൾ ഉത്ഭവിച്ചിട്ടുണ്ടെന്നു തെളിയുന്നു. ഇൗ സ്ഥിതിക്കു് "അൻ അമ്' എന്നുള്ള നാമങ്ങളുടെ ലിംഗവചനപ്രത്യയങ്ങളും ഇൗവിധം ഉത്ഭവിച്ചതാണെന്നു കല്പിക്കുവാൻ വഴികിട്ടുന്നു. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശവും നോക്കുക. ഇൗവിധം കിട്ടുന്ന "അൻ അം' എന്ന രണ്ടിനും ലിംഗവചനങ്ങളെ കുറിക്കുവാനുള്ള അർത്ഥച്ചേർച്ച ഒട്ടുംതന്നെ പോരാ ഇൻ' എന്ന അംഗപ്രത്യയമാകട്ടെ, അർത്ഥമില്ലാത്തതാകയാൽ ഇൗവിധം ഉത്ഭവിച്ചതെന്നു സ്വീകരിക്കുവാൻ ഒരു വിരോധവും ഇല്ല അതുങ്കൽ കൂവളത്തും വേര്' ഇത്യാദികളിൽ "ഇൻ' എന്നതിനുപകരം "ഉൻ' ആണെന്നുകൂടി സമ്മതിച്ചേക്കാം. പക്ഷേ ഇകാരഉകാരങ്ങൾക്കു വിനിമയം പതിവുള്ളതിനാൽ ഇതുകൂടാതെയും ആവക രൂപങ്ങൾക്കു ഉപപത്തി പറയാം എന്തു' നപുംസകരൂപമായാലും ഭേദകരൂപമായി ഉപയോഗിക്കുമ്പോൾ "എന്തു മനുഷ്യർ എന്തു കള്ളി എന്നു സ്ത്രീപുരുഷന്മാരെയും വിശേഷിപ്പിക്കും. (3) ഇ: ഇതും "ഇ' എന്നതിൽനിന്നും വന്നതാണു്. ഇ+ൻ+അ=ഇ നപുംസകബഹുവചനരൂപം വിശേഷണദശയിൽ അവിവക്ഷിതം. (4) ആർ: ഇതു് പുംസ്ത്രീസാധാരണമായ അലിംഗബഹുവചനരൂപമാണ്; വേറെ രൂപങ്ങളിൽ പ്രയോഗം ഇല്ലാത്തതിനാൽ ഖിലമാകുന്നു ഇന്ന' എന്നതിനു കാണിച്ചതുപോലെ ബഹുവചനം രൂപത്തിൽ മാത്രമേ ഉള്ളു; അർത്ഥത്തിൽ ഏകവചനവുമാകാം: ഇവൻ ആർ ഇവൾ ആർ? (5) ചില, പല: ഇതു രണ്ടും നപുംസകബഹുവചനരൂപമാണു്. പുംസ്ത്രീകളിലെ അലിംഗബഹുവചനത്തിൽ "ചിലർ പലർ' എന്നു് ശരിയായ രൂപം. അർത്ഥസ്വഭാവംകൊണ്ടു് ഇതുകൾക്കു് ഏകവചനത്തിനു് അവകാശം ഇല്ല. വിശേഷണദശയിൽ ചില ആളുകൾ പല ജനങ്ങൾ' എന്നു് നപുംസകരൂപം ഉപയോഗിച്ചുവരുന്നു. (6) വല്ല ചില പല' എന്നിവ പോലെതന്നെ. (7) എല്ലാ എല്ലാവും എല്ലാം' എന്നു് "ഉം'ചേർന്നാണു വിശേഷ്യദശയിൽ ഇതിനു പ്രയോഗം. വിശേഷണമാകുമ്പോൾ 'എല്ലാ ജനങ്ങൾ' എന്നു തന്നെ മതി. (8) ഒരു: ഇതു് "ഒന്ന്' എന്ന സംഖ്യാനാമത്തിന്റെ പ്രകൃതിയാണെങ്കിലും രൂപഗതിയും പ്രയോഗസമ്പ്രദായവും പ്രമാണിച്ചു് സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെട്ടിരിക്കുന്നു. ഒൻരു= ഒൻറു= ഒന്നു്. മലയാളത്തിൽ ഇതിനു ചുട്ടെഴുത്തിന്റെ സ്ഥാനത്തുകൂടി പ്രയോഗം ഉണ്ടു് ചെന്നൊരു നേരത്ത് ചെന്നനേരത്ത്' ഇൗ വിനിയോഗത്തിൽ ഇതു ബഹുവചനത്തേയും വിശേഷിപ്പിക്കും മറ്റൊരു പരിഷകൾ എന്ന ഭാരതപ്രയോഗം നോക്കുക. (9) മിക്ക, മറ്റ: ഇതുകളെയും മുൻപറഞ്ഞതുപോലെ സർവ്വനാമങ്ങളുടെ കൂട്ടത്തിൽ ചേർക്കാറുണ്ടു്. പേരെച്ചങ്ങളാകയാൽ സർവ്വനാമതുല്യമായ രൂപാവലി ഇതിനു് അല്ലെങ്കിലും ഉള്ളതുതന്നെ. ലിംഗഭേദം കാണിക്കുന്ന "അൻ' തുടങ്ങിയ പ്രത്യയങ്ങളും സംഖ്യാഭേദം കാണിക്കുന്ന "അർ' മുതലായ പ്രത്യയങ്ങളും ആദികാലത്തിൽ ചുട്ടെഴുത്തുകളായ "അ ഇ എ' എന്ന ശബ്ദങ്ങളോടുമാത്രമാണു് ചേർത്തുപ്രയോഗിച്ചിരുന്നതെന്നും പില്ക്കാലങ്ങളിൽ ആ വക പ്രത്യയങ്ങൾതന്നെ മറ്റു ശബ്ദങ്ങളോടും യോജിപ്പുപോലെ പ്രയോഗിച്ചു വന്നു എന്നും ഉൗഹിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ചുട്ടെഴുത്തുകളിലാണു് നിയമേനയും മേല്ക്കുമേലായിട്ടും ഇൗ പ്രത്യയങ്ങൾ ചേർന്നിട്ടുള്ള രൂപങ്ങളിൽ അധികവും കാണുന്നതു് അവ അവറ്റ അവറ്റകൾ' ഇൗ ശബ്ദങ്ങൾതന്നെ നോക്കുക: ഇതിന്നും പുറമേ, വ്യവഹാരത്തിൽ അധികവും സർവ്വനാമശബ്ദങ്ങൾക്കാണു് ലിംഗസംഖ്യാഭേദം കാണിക്കുവാൻ പ്രസക്തി വരുന്നതെന്നുള്ളതും ആ വക ശബ്ദങ്ങളിലാണു് ആദ്യത്തിൽ ലിംഗവചനപ്രത്യയങ്ങൾ ചേർത്തിരുന്നതെന്നൂഹിപ്പാൻ മതിയായ കാരണമാകുന്നുണ്ടു്. എെന്ദ്യയൗരോപഭാഷകൾ "ലിംഗത്തിനു വേറെ പ്രത്യയം; വിഭക്തികളിൽ ഒാരോ വചനത്തിനും വേറെ വേറെ പ്രത്യയം' എന്നു പ്രത്യയസംഖ്യ അനാവശ്യമായി വർദ്ധിപ്പിച്ചിട്ടുണ്ടു്. ദ്രാവിഡഭാഷകളിലാകട്ടെ, നേരെമറിച്ചു് അത്യാവശ്യത്തിനു മാത്രമേ പ്രത്യയം ഉപയോഗിക്കയുള്ളു. ലിംഗം, വചനം, വിഭക്തി എന്നു മുറയ്ക്കു് ഒാരോന്നിനും ഒാരോ പ്രത്യയം. പക്ഷേ, മേല്ക്കുമേൽ പ്രത്യയംവന്നു രൂപം നീളുന്നു. എന്നാൽ ഇതിനും പ്രതിവിധി ചെയ്തിട്ടുണ്ടു് ഏകവചനം സ്വതഃസിദ്ധമാകയാൽ അതിനു പ്രത്യയം വേണ്ടാ' എന്നു് ഒന്നു ചുരുക്കാം; അല്ലെങ്കിൽ ലിംഗവചനങ്ങൾ രണ്ടും കുറിക്കാൻ പ്രത്യയം ഒന്ന്; ഇങ്ങനെയാണു് ദ്രാവിഡ ഭാഷകളുടെ പോക്കു്. ഇൗ യുക്തിപ്രകാരം നാമങ്ങൾക്കു ലിംഗവചനങ്ങൾ അത്യാവശ്യമില്ല. നാമത്തിന്റെ വാച്യമായ വസ്തു സ്ത്രീയോ പുരുഷനോ ജഡവസ്തുവോ ആയിക്കൊള്ളട്ടെ. ആ ഭേദം കാണിക്കുവാൻ നാമപദത്തിൽ രൂപഭേദം എന്തിനു ചെയ്യുന്നു തള്ള തന്ത' രണ്ടും രൂപത്തിൽ ഒന്നുപോലെ; അർത്ഥംകൊണ്ടു സ്ത്രീപുരുഷഭേദം അറിഞ്ഞുകൊള്ളാം സ്ത്രീ' എന്നോ "പുരുഷൻ' എന്നോ നെറ്റിയിൽ എഴുതിപ്പതിക്കുന്നതെന്തിന്? സർവ്വനാമത്തിന്റെ സ്ഥിതി ഇങ്ങനെയല്ല. പല വസ്തുക്കളെപ്പറ്റി സംസാരിക്കുമ്പോൾ അതിലോരോന്നിനെ പരാമർശിക്കുവാനാണു് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നതു്. അപ്പോൾ എല്ലാം ഒരേ രൂപത്തിൽ പ്രയോഗിച്ചാൽ തിരിച്ചറിയുവാൻ പ്രയാസം. സ്ത്രീപുംനപുംസകഭേദം കുറിക്കുവാൻ രൂപഭേദം ചെയ്താലേ സൗകര്യമുള്ളു; ഇതുപോലെതന്നെ വചനത്തിന്റെ സംഗതിയിലും അതിനാൽ ലിംഗവചനഭേദം സർവ്വനാമങ്ങൾക്കാവശ്യപ്പെടുകയാൽ അതുകൾക്കു് ആദ്യം ഏർപ്പെട്ടു. പിന്നീടു് ഇൗ സർവ്വനാമങ്ങളെ വാക്യത്തിന്റെ ആദിയിൽ കർത്താവായിട്ടു ചേർക്കുന്നതിനു പകരം ആഖ്യാതങ്ങളുടെ ഒടുവിൽ ചേർത്തുതുടങ്ങിയിരിക്കണം ഏൻ ഞാൻഃ വന്തു' എന്നു പറയുന്നതിനു പകരം വന്തു ഏൻ' എന്നു മറിച്ചിടാമല്ലോ വന്നു വന്തു) എന്ന സംഗതി ആദ്യം പറയുക; പിന്നീടു് ഇന്നാരെന്നുള്ള വിവേചനം വന്തു ഏൻ' കൂടിച്ചേർന്നു് "വന്തേൻ' എന്നായി. സംസാരിക്കുന്ന ഭാഷയിൽ "നാൻ വന്തേൻ നീ വന്തായ് അവൻ വന്താൻ' എന്നു്. കർത്താവായ സർവ്വനാമങ്ങളെ അധികം ഉപയോഗിക്കുവാൻ ഇടയാകുകയില്ല എങ്കെ ഇരുന്തു വരുകിറായ് ഉൗരിലെ ഇരുന്തു വരുകിറേൻ എന്ന മട്ടിലാണല്ലോ ചോദേ്യാത്തരങ്ങളുടെ ഗതി. അനന്തരം ക്രിയാപദം ദൂരത്തിൽ ഒടുവിൽ വരുന്നതുവരെ കർത്താവിനെ തെളിയിക്കാതിരിപ്പാൻ മടിച്ചു് ആദിയിൽത്തന്നെ കർത്താവിനെക്കൂടി എടുത്തു കാണിക്കുക നടപ്പായിത്തീർന്നിരിക്കണം. ഇങ്ങനെ ആരംഭത്തിൽ നീണ്ട വാക്യങ്ങളിൽ മാത്രം കർത്താവായ സർവ്വനാമത്തെ ആദ്യവും, ഒടുവിൽ ക്രിയാപദത്തിലും ഇരട്ടിച്ചു് പ്രയോഗിക്കുക എന്ന സമ്പ്രദായം പരിചിതമായപ്പോൾ അതിലുള്ള പൗനരുക്ത്യദോഷം ആളുകൾ വകവെക്കാതായി എന്നു മാത്രമല്ല, അങ്ങനെയായാലേ കർത്താവും ക്രിയയും തങ്ങളിൽ യോജിക്കു എന്നുമായി വിചാരം. ഇതിൽ നിന്നായിരിക്കാം പൊരുത്തം എന്നൊരു ഗ്രഹം ഉത്ഭവിച്ചതു് പൊരുത്തം' എന്നൊരു പുതിയ ഇനത്തിനു് വ്യാകരണത്തിൽ പ്രതിഷ്ഠ ലഭിച്ചതോടുകൂടി "നാൻ (ഏൻ) വന്തേൻ' എന്നു പറഞ്ഞില്ലെങ്കിൽ തെററു് എന്നായി ജനങ്ങളുടെ ഭാവനയും. ഇതെല്ലാം എന്റെ ഉൗഹം മാത്രമാണ്; അതുകൊണ്ടു് അതിനുള്ള അടിസ്ഥാനങ്ങളെക്കൂടി ഉടനേ വിവരിച്ചേ മതിയാകുകയുള്ളു. ഒന്നാമത്- ദ്രാവിഡങ്ങളിലെ പുരുഷപ്രത്യയങ്ങൾ ആര്യഭാഷകളിലെപ്പോലെ തേഞ്ഞുപോയിട്ടില്ല. സംസ്കൃതത്തിൽ "അസ്മി' എന്നതിലെ "മി' പുരുഷപ്രത്യയവും "അഹം' എന്ന ഉത്തമസർവ്വനാമെകവചനവും തമ്മിൽ ഒരു ബന്ധവും ഇല്ല മ' എന്നൊരു ഉത്തമസർവ്വനാമപ്രകൃതിയുണ്ടായിരുന്നു എന്നും അതിന്റെ അവശേഷമാണു് "മി' ആയിത്തീർന്നതെന്നും ഭാഷാശാസ്ത്രകാരൻ പറഞ്ഞുകൊടുത്താലേ ഒരുവൻ ഗ്രഹിക്കുകയുള്ളു. ദ്രാവിഡങ്ങളിൽ അങ്ങനെയല്ല. കർത്താവിലും ആഖ്യാതത്തിലും കാണുന്ന സർവ്വനാമം ഒന്നുതന്നെ എന്നു് അവെയാകരണനും സുഗ്രഹമാണു്. അതിനാൽ ആഖ്യാതത്തിനും ആഖ്യയ്ക്കും ഒരേ സർവ്വനാമം ചേർത്തു് പൊരുത്തം ചെയ്യുക എന്ന സമ്പ്രദായം ദ്രാവിഡങ്ങളിൽ ആദികാലംമുതലേ ഉള്ള ഏർപ്പാടായിരിക്കുകയില്ല. അങ്ങനെ ആയിരുന്നെങ്കിൽ ആര്യഭാഷകളിലെപ്പോലെ ആ സർവ്വനാമങ്ങൾ തേഞ്ഞുമാഞ്ഞുപോകാതെ പരിപൂർണ്ണങ്ങളായിത്തന്നെ നിന്നുവന്നതു് എങ്ങനെ? രണ്ടാമത്- ദ്രാവിഡകുടുംബത്തിൽ ഒട്ടും അപ്രധാനമല്ലാത്ത മലയാളത്തിൽ പുരുഷപ്രത്യയം കാണാതിരിക്കുന്നതിനു് കാരണം എന്ത്? എെന്ദ്യയൗരോപഭാഷകളിൽ ഗോഥിക്കും സംസ്കൃതവുംപോലെ ദ്രാവിഡഭാഷകളിൽ മലയാളം പഴയകുടുംബസ്വത്തുകളെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നു് പരക്കെ സമ്മതവുമാണു്. അങ്ങനെയുള്ള ഒരു ഭാഷ സ്വതന്ത്രമായിട്ടു് പുരുഷപ്രത്യയത്യാഗംചെയ്തു എന്നു വരുന്നതു് സംഭാവ്യമാണോ? ലിംഗപുരുഷവചനങ്ങൾക്കു് പൊരുത്തം എന്നതു് വ്യാകരണത്തിൽ ഒരു തുച്ഛസംഗതി അല്ലതാനും; അതിനാൽ ലിംഗപുരുഷവചനങ്ങളിൽ കർത്താവിനും ക്രിയയ്ക്കും പൊരുത്തം വേണമെന്നുള്ള ഏർപ്പാടു് വരുംമുൻപുതന്നെ മലയാളം തമിഴിൽനിന്നും പിരിഞ്ഞു് പ്രതേ്യകഭാഷയായി പരിണമിച്ചിരിക്കണം എന്നല്ലയോ വിചാരിക്കേണ്ടത്? എന്നാൽ മലയാളത്തിലും ഗ്രന്ഥഭാഷയിൽ പഴയകാലത്തു് പൊരുത്തനിർബ്ബന്ധം ഒരുവിധം കാണുന്നുണ്ടല്ലോ എന്നും ആക്ഷേപിക്കുവാൻ ഇല്ല. കൊല്ലവർഷത്തിനു് ഇപ്പുറമേ മലയാളത്തിൽ ഗ്രന്ഥങ്ങളുണ്ടായിട്ടുള്ളു; അതിനുമുൻപു് ഉണ്ടായിരുന്നെങ്കിൽ ആ ഗ്രന്ഥങ്ങൾ നമുക്കു കിട്ടിയിട്ടില്ല. ഇതുകൾ തമിഴ്പണ്ഡിതന്മാരുടെ കൃതികളുമാണു്. അതിനാൽ അവർ തമിഴ്രീതിയനുസരിച്ചു് പൊരുത്തംചെയ്തു എന്നേ വരൂ. കവിതയിൽ പൊരുത്തം പതിവുണ്ടെന്നു പറയുന്നതും ഒരിക്കലും സാർവ്വത്രികമല്ല. വർത്തമാനകാലത്തിന്റെ പ്രഥമപുരുഷനിൽ "വരുന്നാൻ, ചെയ്യുന്നാൻ' എന്നും മററും പ്രയോഗം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്. ഇനി പ്രകൃതത്തിൽ പ്രവേശിക്കാം; സർവ്വനാമരൂപമായ കർത്താവിനു് പൊരുത്തം വേണമെങ്കിൽ നാമത്തിനും അതു വേണ്ടതല്ലയോ എന്നാണു് അടുത്ത യുക്തി; നാമത്തിലും ചെയ്യണം എന്നായി. എന്നാൽ, നാമത്തിൽ ലിംഗവചനപ്രത്യയമില്ലല്ലോ. അതിനു് എന്തു വേണ്ടൂ? അതിലും കുത്തിച്ചെലുത്തുകതന്നെ. സർവ്വനാമത്തിനുള്ള പ്രത്യയംതന്നെയോ അല്ലെങ്കിൽ വനമതിൽ രാമൻതന്നുടെ' ഇത്യാദി വിഭക്തിരൂപങ്ങൾപോലെ) അവൻ, അവൾ, അതു് എന്നതുകളുടെ നിഷ്പന്നരൂപങ്ങളോ ചേർക്കുക എന്നു് ഇപ്പോൾ കണ്ടുവരുന്ന ഏർപ്പാടു് ഉത്ഭവിക്കുകയും ചെയ്തു കള്ളൻ കുള്ളൻ' ഇത്യാദികളിൽ പൂർണ്ണസർവ്വനാമരൂപവും കാക. എന്നാൽ "അൻ' എന്ന പുല്ലിംഗപ്രത്യയംപോലെ "അൾ തു' എന്ന മററു രണ്ടെണ്ണവും പ്രചാരത്തിൽ വന്നില്ല. അതിന്റെ സ്ഥാനത്തു് "ഇ ത്തി' എന്നും "അം' എന്നും വേറെ പ്രത്യയങ്ങളാണു് ഉണ്ടായതു്. ഇതു രണ്ടും സംസ്കൃതത്തെ അനുകരിച്ചു ണ്ടാക്കിയതാണോ എന്ന സംശയത്തിനും വകയുണ്ടു്. നാമങ്ങൾക്കു് ലിംഗഭേദം പ്രാധാനേ്യന സംസ്കൃതത്തിൽ അകാരാന്തങ്ങൾക്കാണ്; ഭാഷയിലും അതുപോലെതന്നെ കാണുന്നതുകൊണ്ടു് ലിംഗത്തിന്റെ വിഷയത്തിൽ സംസ്കൃതസംസർഗ്ഗം ഭാഷയെ ബാധിച്ചിരിക്കാവുന്നതും ആകുന്നു. കടൻ, പലൻ ഇത്യാദി നപുംസകങ്ങളിലും ചിലയിടത്തു് "അൻ' കാണുന്നതിനാൽ ആദ്യത്തിൽ പുല്ലിംഗപ്രത്യയംതന്നെ നപുംസകത്തിലും ഉപയോഗിച്ചുവന്നു; പീന്നീടാണു് ഭേദപ്രതീതിക്കുവേണ്ടി ഒന്നിനെ "അം' എന്നു മാററിയതെന്നും സംഭവിക്കാം. ലിംഗപ്രകരണത്തിൽ ചെയ്തിട്ടുള്ള വിമർശം നോക്കുക. കർണ്ണാടകത്തിൽ പുല്ലിംഗത്തിലെ "അൻ' തന്നെ "അം' ആയിട്ടുണ്ടെന്നുള്ളതും ഒാർക്കേണ്ടതാണു്. പേരെച്ചത്തിന്റെ പ്രത്യയം "അ' എന്ന ചുട്ടെഴുത്താകയാൽ "ചെയ്യുന്നവൻ ചെയ്യുന്നവൾ ചെയ്യുന്നത്' എന്നു് ആവക രൂപങ്ങളിലെല്ലാം സർവ്വനാമത്തിനുള്ള ലിംഗപ്രത്യയംതന്നെ സർവ്വത്ര കാണും. ലിംഗപ്രത്യയങ്ങൾക്കു് ചെയ്തതുപോലെ വചനപ്രത്യയങ്ങൾക്കും ഉത്ഭവം എന്തെന്നും വിചാരണചെയ്യേണ്ടതാണല്ലോ അർ മാർ' എന്നു് രണ്ടു് പുംസ്ത്രീകൾക്കും "അ കൾ' എന്നു് രണ്ടു നപുംസകത്തിനും; ഇങ്ങനെ വചനപ്രത്യയം നാലെണ്ണമുണ്ട്; ഇതുകളുടെ ഉൽപ്പത്തി ഇന്നവിധം ലഎന്നു് ഇതേവരെ പരിച്ഛേദിച്ചു പറയുവാൻ സാധിച്ചിട്ടില്ല. ഇതു നാലും തമിഴു്, മലയാളം, കർണ്ണാടകം, തെലുങ്കു് എന്ന പ്രധാനഭാഷകളിൽ മാത്രമല്ല. തുളു, ഗോണ്ഡു മുതലായ ക്ഷുദ്രദ്രാവിഡങ്ങളിലും പലവിധം ആകൃതിഭേദത്തോടെ കാണുന്നുണ്ടു്. ഇവയിൽ "മാർ' എന്നതു് "അർ' എന്നതിന്റെതന്നെ ഒരു വേഷം മാററമായിരിക്കണം മാർ' എന്നതു നാമങ്ങൾക്കുമാത്രം വരുന്ന പുംസ്ത്രീബഹുവചവനമാണല്ലൊ. നാമത്തിലും ലിംഗപ്രത്യയംതന്നെ ചേർക്കണമെന്നു് ആവശ്യം വന്നപ്പോൾ "അവർ' എന്ന പൂർണ്ണസർവ്വനാമരൂപംതന്നെ ആദ്യം ഉപയോഗിച്ചുവന്നു. ഇന്നും ചില ദിക്കുകളിൽ "അവർ' എന്നു് പൂജകബഹുവചനമായി നാമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു് തേവിയവർ നാണിയവർ' ഇത്യാദി. കാലക്രമത്തിൽ തെലുങ്കിലെ "അവരു' എന്നു "വാരു' എന്നു് ആയതുപോലെ ആദ്യത്തെ അകാരം കളഞ്ഞു് അതിനു പ്രതിവിധിയായിട്ടു് രണ്ടാമത്തെ അകാരം നീട്ടി "അവർ' എന്നതിനെ "വാർ' എന്നാക്കി. ഇതിനുശേഷം വകാരമകാരങ്ങൾക്കു വിനിമയം ധാരാളമാകയാൽ "വാർ' എന്നതു് "മാർ' എന്നായിച്ചമഞ്ഞു. കാൽഡെ്വൽ ഒരു പടികൂടിക്കടന്നു് തമിഴിൽ "നീർ' എന്നും മററുമുള്ളിടത്തു കാണുന്ന "ഇൗർ' ഇതുപോലെ "ഇവർ' എന്നതിൽനിന്നും ഉത്ഭവിച്ചതായിരിക്കാമെന്നുകൂടി ശങ്കിക്കുന്നു. ഇൗ ഉൽപ്പത്തിയനുസരിച്ചു് "മാർ' ആദ്യത്തിൽ ആദരവോടു പറയുന്നിടത്തു ചേർക്കുന്ന ബഹുവചന (പ്രത്യയം) മായിരുന്നു. ഇപ്പോഴും പ്രായേണ അങ്ങനെതന്നെ ആണെങ്കിലും വ്യാകരണപ്രകാരം ലിംഗപ്രത്യയമുള്ള നാമങ്ങളിലൊക്കെയും ബഹുവചനത്തിനു് "മാർ' വേണം എന്നായി നിയമം. അതിനാൽത്തന്നെയാണു് "സലിംഗബഹുവചനം' എന്നു പേർ ചെയ്തതും വിഡ്ഢിയാന്മാർ കള്ളന്മാർ മണ്ടന്മാർ' ഇത്യാദികൾ നോക്കുക അൻ' എന്നോ ആൻ' എന്നോ ഉള്ള ലിംഗപ്രത്യയത്തിനുമേലാണു് ഇതു വരുന്നത്; അപ്പോൾ ഇൗ രൂപങ്ങളിൽ "ആൻ അൻ' രണ്ടും ലിംഗപ്രത്യയം മാത്രമായിത്തീരുന്നു. "കൾ' അപൂർവ്വമായിട്ടു് പുംസ്ത്രീലിംഗങ്ങളിലും കാണും അ' ചുട്ടെഴുത്തുകളിലും അവ ചേർന്നിട്ടുള്ള പേരെച്ചനാമങ്ങളിലും മാത്രമേ ഉള്ളു. ഇതിനു പുറമെ "ചില പല' ഇത്യാദികളിൽ കാണുന്ന അകാരവും ഇൗ നപുംസകബഹുവചനം തന്നെയാണു്. പക്ഷേ, ആ ആഗമം മറന്നിട്ടു് ഇപ്പോൾ "ചില പണ്ഡിതന്മാർ പലയാളുകൾ' എന്നും മററും പൂംസ്ത്രീലിംഗങ്ങളായിട്ടും ധാരാളം ഉപയോഗമായി അവ ഇവ എവ' എന്ന ശരിയായ രൂപം മലയാളത്തിൽ മാത്രമേ നിലനിന്നിട്ടുള്ളു. തമിഴിൽ "അവെ ഇവെ' എന്നു് ദുഷിച്ചുപോയിരിക്കുന്നു ചെയ്തന നടന്തന' എന്ന ആഖ്യാതരൂപങ്ങളിൽ മാത്രം തമിളിൽ ശരിയായ രൂപം കാണുന്നുണ്ടു്. എന്നാൽ സംസാരിക്കുന്ന തമിഴിൽ നപുംസകാഖ്യാതത്തിനു ലിംഗവചനപ്പൊരുത്തം ലോപിച്ചു പോയിരിക്കുന്നു. ഇതിനുകാരണം നപുംസകത്തിൽ വ്യക്തിപ്രാധാന്യം ഗണിക്കായ്കയാണെന്നു് മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടു് സംഖ്യാവിശേഷണം ചേർന്നാൽ ക്ലീബേ വേണ്ട ബഹുക്കുറി എന്ന സൂത്രത്തിന്റെ വ്യാഖ്യാനം നോക്കുക. വെറും നാമത്തിൽനിന്നല്ലാതെ അംഗപ്രത്യയം ചേർത്തതിനുമേലും വചനപ്രത്യയം ചിലയിടത്തു് അപൂർവ്വമായിട്ടു കാണും. ഉദാഹരണത്തിനു് "കുഞ്ഞുങ്ങൾ' മുതലായ ശബ്ദങ്ങൾ. "ഇൻ' എന്നതുപോലെ അംഗപ്രത്യയം "ഉൻ' എന്നും ആകാവുന്നതാണു്. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ നായികയായിട്ടായിരിക്കുമോ സിമ്രാൻ അഭിനയിക്കുകയെന്നതില്‍ തീരുമാനമായിട്ടില്ല. അതേസമയം സിനിമയില്‍ രജനികാന്തിന് വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്‍തിരിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും രജനികാന്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം രജനികാന്തിന്റെ, കാല റിലീസിനായി തയ്യാറെടുക്കുകയാണ്. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. UAE Golden Visa: മനോജ് കെ ജയന് യുഎഇ ഗോള്‍ഡന്‍ വിസ, അഭിമാന നിമഷമെന്ന് താരം Mohanlal ഞാൻ ആഗ്രഹിച്ചതൊക്കെ അയാൾ ചെയ്യുന്നു പ്രണവിനെക്കുറിച്ച് മോഹൻലാൽ Marakkar മരക്കാരു'ടെ യുദ്ധം ജയിച്ചോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ Marakkar review തിയറ്ററുകള്‍ കീഴടക്കി 'മരക്കാര്‍ റിവ്യു Marakkar: തിയറ്ററുകളിൽ ആവേശപ്പൂരമൊരുക്കി 'മരക്കാർ ആരാധകർക്കൊപ്പം ചിത്രം കണ്ട് മോഹൻലാൽ Congress ലോക്സഭ തെര‌ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നൂറ് സീറ്റ് നേടാനുള്ള സാധ്യത കാണുന്നില്ല; ഗുലാം നബി ആസാദ് IND vs NZ നാല് നാഴികക്കല്ലുകള്‍ക്കരികെ രവിചന്ദ്ര അശ്വിന്‍; പിന്നിലാവുക അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും Tribal College ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം; തൊടുപുഴയിലെ ട്രൈബൽ കോളേജ് Maruti Eeco സുരക്ഷ മുഖ്യം, ഇക്കോയ്ക്ക് എയർബാഗുകളുമായി മാരുതി, വിലയും കൂടും Heart Attack ഹൃദയാഘാതം വന്ന രോഗിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഡോക്ടര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ കൊഴിഞ്ഞുപോകുകളും തമ്മിൽ തള്ളുകളും തുടർരുന്നതിനിടെ പൊന്നാനിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദീഖ് ഇന്ന് നിലപാട് വ്യക്തമാക്കും തനിക്കെതിരെ നടപടിയെടുത്തതില്‍ പൊന്നാനിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വെളിയങ്കോട്ടെ വീട്ടില്‍ വെച്ച്‌ നാളെ രാവിലെ പത്ത് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് സിദ്ദീഖ് അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പിന്നാലെ അപ്രതീക്ഷിതമായ് പൊന്നായിലെ ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകരുടെ നേത്രത്തിൽ പരസ്യ പ്രതിഷേധം നടന്നത് എന്നാല്‍ പ്രതിഷേധം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നില്ല. മുന്‍വര്‍ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി നന്ദകുമാര്‍ വിജയിച്ചത്. എന്നാല്‍ പരസ്യ പ്രതിഷേധത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊന്നായിലെ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയത്. ഏരിയാ കമ്മിറ്റി നേതാക്കള്‍ക്കെതിരെയും നടപടി കൈക്കൊണ്ടിരുന്നു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. ഇതിനു തൊട്ടുപിന്നാലെ ഏരിയാ സമ്മേളനത്തിന്റെ സംഘാടക യോഗത്തില്‍ നിന്നും ചില നേതാക്കള്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനത്തില്‍ പരസ്യമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ടി എം സിദ്ദിഖിന്റെ നാളത്തെ വാര്‍ത്താസമ്മേളനം ഏറെ നിര്‍ണ്ണായകമാകും. സിദ്ദിഖ് പാർട്ടി വിടുകയാണെങ്കിൽ അത് പാർടിക്ക് കനത്ത തിരിച്ചടി ആകും. സിദ്ദിഖ്‌നൊപ്പം ഒരുപറ്റം പ്രവർത്തകരും ഉണ്ട് എന്നതാണ് pqrtiye ഏറെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ദോഹ. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഖത്തറിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മയായ ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു . ഷെജി വലിയകത് (പ്രസിഡണ്ട് പി.എന്‍.ബാബുരാജന്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാൻ അബ്ദുല്ല തെരുവത്ത് (അഡ്വൈസറി ബോര്‍ഡ് ഗ്‌ളോബല്‍ ചെയര്‍മാൻ) സജ്ഞയന്‍ പാണ്ടിറിക്കല്‍( ജനറല്‍ സെക്രട്ടറി എം.വി.അബ്ദുല്‍ സലാം( ട്രഷറര്‍ നിഷാം ഇസ്മാഈല്‍, വിശ്വനാഥന്‍ വൈസ് പ്രസിഡണ്ടുമാര്‍ ഷിജു അയിനിപ്പുള്ളി (ജോ. സെക്രട്ടറി കലാം കൊഞ്ഞാടന്‍ (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ അബ്ദുസ്സലാം വി.കെ( മെമ്പര്‍ഷിപ്പ് കമ്മറ്റി ചെയര്‍മാന്‍ മുസ്തഫ ഹസന്‍ കള്‍ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദര്‍ അലി (സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുസ്സലാം(ചാരിറ്റി കമ്മറ്റി ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു. ആര്‍.വി.സി.മുഹമ്മദ് ബഷീര്‍, എന്‍.ടി.നാസര്‍, ഷാജി ആലിൽ, ഡോ.മുഹമ്മദ് ഷാഫി എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. Previous: ഗണേശമംഗലത്തു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു സഹോദരങ്ങളടക്കം മൂന്നു പേർക്ക് പരിക്ക്. Next: 🏞ഇരുവഴിഞ്ഞിപ്പുഴയിൽ സിയാൽ ജലവൈദ്യുതി നിലയം;നവംബറിൽ തുടങ്ങും👇🏼 Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 എല്ലാ ഉപഭോക്താക്കളും തീർച്ചയായു൦ ജിയൊ യിൽ ചേരണം എന്നാലേ ഇവൻമാരൊക്കെ പടിക്കു മരക്കാര്‍ റിലീസ് ദിവസം തൊഴിലാളികൾക്ക് സിനിമ കാണാം; അവധി പ്രഖ്യാപിച്ച് കമ്പനി മരക്കാര്‍ റിലീസ് ദിവസം തൊഴിലാളികൾക്ക് സിനിമ കാണാം; അവധി പ്രഖ്യാപിച്ച് കമ്പനി പപ്പായ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ? പപ്പായ കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ? പെട്രോൾ വില എട്ടു രൂപ കുറച്ചു: അർധരാത്രി മുതൽ പുതിയ വില പെട്രോൾ വില എട്ടു രൂപ കുറച്ചു: അർധരാത്രി മുതൽ പുതിയ വില ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ചേർന്ന് നാടകീയമായി പിടികൂടി ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ചേർന്ന് നാടകീയമായി പിടികൂടി അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസില്‍ അനുപമയുടെ അമ്മയും സഹോദരിയുമുള്‍പ്പെെട 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുടുംബ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി സത്വരമായി ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കുടുംബകോടതി ഈ വിഷയത്തില്‍ കാര്യക്ഷമമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികള്‍ക്ക് കുടുംബക്കടോതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലെന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തി. കുടുംബകോടതി പരിഗണിക്കുന്ന വിഷയത്തില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി എങ്ങനെ നിലനില്‍ക്കുമന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചോദിച്ചു. അനുപമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിക്കുന്നതാകും ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്നാണ് ഹർജി പിൻവലിച്ചത്. അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന കേസില്‍ അനുപമയുടെ അമ്മയും സഹോദരിയുമുള്‍പ്പെെട 5 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. പ്രതിപട്ടികയിലുള്‍പ്പെട്ടവര്‍ ഒളിവില്‍ പോകാന്‍ സാധ്യതയില്ലെന്നു ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം ജില്ലാ കോടതി അഞ്ചുപേര്‍ക്കും ജാമ്യം അനുവദിച്ചത്. മാത്രമല്ല ദത്തു നടപടികളുമായി ബന്ധപ്പെട്ട് ആരോപണം നിലനില്‍ക്കുന്നത് ജയചന്ദ്രനെതിരെ മാത്രമാണെന്നും പ്രതിപട്ടികയിലുള്‍പ്പെട്ടവര്‍ക്കെതിരെ പരാമര്‍ശമില്ലെന്നും കോടതി ചൂണ്ടികാട്ടി. പ്രതികളെ അറസ്റ്റ് ചെയ്യപ്പെടേണ്ട സാഹചര്യമുണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും നിര്‍ദേശം നല്‍കി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ അനുപമ നല്‍കിയ പരാതിയില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ പ്രതികളാണ്. അനുപമയുടെ അഛന്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. Previous: കടപ്പുറം ആനന്തവാടിയിൽ സ്‌കൂട്ടറിൽ കാറിടിച്ചു ഒരാൾക്ക് പരിക്ക് Next: ശൈശവ വിവാഹം തടയാൻ ‘പൊൻ വാക്ക്’ Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 ഈ ലേഖനത്തിലോ വിഭാഗത്തിലോ സത്യമേത് മിഥ്യയേത് എന്ന് വേർതിരിച്ചു മനസ്സിലാക്കത്തക്ക വ്യക്തത ഒരുപക്ഷേ ഇല്ലായിരിക്കാം. അസത്യങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖകൾ അനുസരിച്ച് വിക്കിപീഡിയയുടെ ഗുണനിലവാരം പാലിക്കും വിധം ദയവായി ഈ ലേഖനം മാറ്റിയെഴുതുക നവംബർ 2021) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്‌. ഓടിച്ചാടിവരുന്ന കുട്ടികള്‍ക്കിടയില്‍ മാര്‍ബിളിലെ വഴുക്കല്‍ വകവയ്ക്കാതെ നടന്നുവരുന്ന മുത്തശ്ശി സ്ക്രീനില്‍ കുറുക്കന്മാര്‍ക്കൊപ്പം ഡോള്‍ബിയെ വെല്ലുവിളിച്ചുകൊണ്ട് ഓരിയിടാന്‍ കൂടുന്ന കാണികള്‍ നനവുവീണ ത്രീഡി കണ്ണടകള്‍ ജംഗിള്‍ ബുക്ക് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലെ കാഴ്ചകളാണിതെല്ലാം. കംപ്യൂട്ടറില്‍ സൃഷ്ടിച്ച മടുപ്പന്‍ സാഹസങ്ങള്‍ മാത്രമായിത്തീര്‍ന്നിരിക്കുന്നു ചലച്ചിത്രം എന്ന് തോന്നിത്തുടങ്ങിയെങ്കില്‍ ജംഗിള്‍ ബുക്ക് കാണുക. സൂപ്പര്‍ഹീറോകളുടെ ശക്തിപ്രകടനത്തില്‍ സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം പൊടിഞ്ഞുചിതറിയ ഹോളിവുഡ്ഡില്‍ നനവുവീണ്, മുളപൊട്ടി, ഒരു കാടുതന്നെ മുളച്ചുവരുന്ന വിസ്മയം അനുഭവിക്കാം. കുറുക്കന്മാര്‍ എടുത്തുവളര്‍ത്തിയ മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും കാട്ടുമൃഗങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കഥയാണ് ജംഗിള്‍ ബുക്ക്. വായനയുടെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ എക്കാലത്തും ജംഗിള്‍ ബുക്കിന് സ്ഥാനമുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംങ്ങിന്റെ കഥാപാത്രങ്ങളെ വാള്‍ട്ട് ഡിസ്നി 1967-ല്‍ അനിമേഷന്‍ ചിത്രമാക്കിയപ്പോള്‍ ജംഗിള്‍ബുക്കിനുതന്നെ അത് പുതിയൊരു മാനം കൊടുത്തു. ഇപ്പോള്‍ പുതിയ 'ദ ജംഗിള്‍ ബുക്ക് ത്രീഡി' എത്തുന്നത് ചലച്ചിത്രസാങ്കേതികവിദ്യയ്ക്കുതന്നെ വേറിട്ട ഭാവം നല്‍കിക്കൊണ്ടാണ്. ആധുനികസാങ്കേതികവിദ്യയുടെ ഏറിയ, എന്നാല്‍ വിവേകപൂര്‍വമായ ഉപയോഗമാണ് അതിന്റെ പ്രത്യേകത. മൗഗ്ലിയായി യഥാര്‍ത്ഥ മനുഷ്യക്കുട്ടിതന്നെ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ മൃഗങ്ങളും ഒട്ടേറെ പ്രകൃതിദൃശ്യങ്ങളുമെല്ലാം കംപ്യൂട്ടറിന്റെ സംഭാവനയാണ്. മൗഗ്ലിയൊഴികെ മറ്റെല്ലാം കൃത്രിമമാണെന്ന് പറയാം. എന്നാല്‍ അവ തയ്യാറാക്കുന്നതില്‍ എടുത്തിട്ടുള്ള അധ്വാനവും ബെന്‍ കിങ്സ്‌ലി അടക്കമുള്ളവരുടെ ശബ്ദവും ചേരുമ്പോള്‍ ഏത് യഥാര്‍ത്ഥം, ഏത് കൃത്രിമം എന്ന് കാണിക്ക് തിരിച്ചറിയാനാവാതെവരുന്നു. മൊത്തത്തിലുള്ള ഈ 'ഒറിജിനാലിറ്റി തന്മയത്വം) ആണ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ചിത്രത്തിന്റെ വിജയമെന്നുപറയാം. കാര്‍ട്ടൂണ്‍ ചിത്രമല്ല, മറിച്ച് ഫോട്ടോറിയലിസ്റ്റിക് ചിത്രമാണ് ജംഗിള്‍ ബുക്ക്. അതുകൊണ്ടുതന്നെ ക്ലാസിക് ഡിസ്നി ചിത്രങ്ങളിലെ തമാശയുള്ള വിരോധാഭാസങ്ങള്‍ ഇതിലില്ല. എന്നിട്ടും സംഭാഷണങ്ങളിലും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലുമെല്ലാം കുസൃതി കൊണ്ടുവരുന്നതില്‍ ശില്‍പ്പികള്‍ വിജയിച്ചിട്ടുണ്ട്. കുട ചൂടുന്ന തവളയെ നിങ്ങള്‍ക്ക് കാര്‍ട്ടൂണില്‍ കാണാം. ശരിക്കുള്ള തവളയെ വീട്ടുപറമ്പിലോ ഡിസ്കവറി ചാനലിലോ കാണാം. ഇതു രണ്ടും കൂട്ടിയിണക്കി തലയിലെ മഴവെള്ളം കൈകൊണ്ട് തുടച്ചുമാറ്റുന്ന ഒരു ഫോട്ടോറിയലിസ്റ്റിക് തവളയെ സങ്കല്‍പ്പിച്ചുനോക്കൂ. അത്തരം ദൃശ്യങ്ങള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍. ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും യഥാര്‍ത്ഥമായ സി.ജി.ഐ. മൃഗങ്ങളും പ്രകൃതിദൃശ്യങ്ങളും ജംഗിള്‍ ബുക്കിലാണുള്ളതെന്ന് തോന്നിപ്പോകും (ഫോട്ടോറിയലിസ്റ്റിക്കാണെങ്കിലും യാഥാര്‍ത്ഥ്യത്തിലുപരി അതൊരു സര്‍റിയലിസ്റ്റിക് അനുഭൂതിയാണ് ചിത്രത്തിലെ തീയും വെള്ളവുമെല്ലാം പാര്‍ട്ടിക്കിള്‍ സിസ്റ്റം സങ്കേതത്തില്‍ വന്ന പുരോഗതിയെ സൂചിപ്പിക്കുന്നു. കൃത്യമായ ലൈറ്റിങ്ങും ഫോട്ടോറിയലിസ്റ്റിക് റെന്‍ഡറിങ്ങുമാണ് ഉപയോഗിച്ചിട്ടുള്ളത്. ചലനങ്ങള്‍ക്ക് യാന്ത്രികത ഒഴിവാക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കിയിട്ടുണ്ട് മൂവിങ് പിക്ചര്‍ കമ്പനി'യും അവതാറൊരുക്കിയ 'വീറ്റാ ഡിജിറ്റലും' ചേര്‍ന്നാണ് വിഷ്വല്‍ എഫക്റ്റ് ജോലികള്‍ ചെയ്തിട്ടുള്ളത്. വിഷ്വല്‍ ഏഫക്റ്റിനൊപ്പം ഇത്രയേറെ വികാരതീവ്രത സമ്മാനിച്ച ചിത്രങ്ങള്‍ കുറവാണ്. കുഴിയില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കുമ്പോഴും കഥാന്ത്യത്തില്‍ അതേ ആനക്കുട്ടിയുടെ പുറത്ത് ഇരിക്കുമ്പോഴുമെല്ലാം മൗഗ്ലിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ആരിലും ആനന്ദക്കണ്ണീരുണ്ടാക്കും. കയ്യിലെ തീപ്പന്തം വെള്ളത്തിലേക്ക് വലിച്ചെറിയുമ്പോഴും 'ഞാന്‍ നിന്നെ ഭയക്കുന്നില്ലെ'ന്ന് ഷേര്‍ഖാന്‍ എന്ന കടുവയുടെ മുഖത്തുനോക്കി പറയുമ്പോഴും അവന്‍ ധീരനാവുന്നു. എന്നാല്‍ ആ ധീരത അടിസ്ഥാനരഹിതമായ സൂപ്പര്‍ഹീറോ പരിവേഷത്തിലേക്ക് മൗഗ്ലിയെ എത്തിക്കുന്നില്ല. കഥയിലുടനീളം അവന്‍ നിസ്സഹായനായ 'വെറുമൊരു മനുഷ്യക്കുട്ടി' തന്നെയാണ്. ഇതെല്ലാം സൂചിപ്പിച്ചത് വിഷ്വല്‍ ഇഫക്റ്റ്സ് ഒരു ടൂള്‍ മാത്രമാണെന്ന് സൂചിപ്പിക്കാനാണ്. ഗ്രാഫിക്സിന്റെയും ത്രീഡി ചിത്രീകരണത്തിന്റെയും കാര്യത്തില്‍ അവതാര്‍, ഗ്രാവിറ്റി തുടങ്ങിയ ചിത്രങ്ങളോടാണ് നിരൂപകര്‍ ജംഗിള്‍ ബുക്കിനെ താരതമ്യപ്പെടുത്തുന്നത്. ലോസ് ആഞ്ജലസിലെ 'സെന്റര്‍ സ്റ്റുഡിയയോസി'ലാണ് ചിത്രീകരണം നടന്നത് (ബ്ലൂസ്ക്രീന്‍ പശ്ചാത്തലമാക്കി കാടും മൃഗങ്ങളുമെല്ലാം പൂര്‍ണമായും കംപ്യൂട്ടറിന്റെ സൃഷ്ടിയാണ്. യഥാര്‍ഥമൃഗങ്ങളുടെ ചലനവും ഒരല്‍പ്പം മോഷന്‍ ക്യാപ്ചറുമെല്ലാം ആധാരമാക്കി 'കീ ഫ്രേം' അടിസ്ഥാനത്തില്‍ (keyframe animation) ഉണ്ടാക്കിയെടുത്തതാണ് മൃഗങ്ങളുടെ ചലനം (അവതാറിലുള്ളതുപോലെ പൂര്‍ണമായും മോഷന്‍ ക്യാപ്ചര്‍ അല്ലെന്നര്‍ഥം ഇതിനോടൊപ്പം അഭിനേതാക്കളുടെ ശബ്ദം കൂടിയാവുമ്പോള്‍ അവയ്ക്ക് ജീവന്‍ വയ്ക്കുന്നു. സ്ക്രീനില്‍ അതിമനോഹരമായ കാടൊരുക്കാന്‍ ഇന്ത്യയിലെ ചിലയിടങ്ങളുടെ ചിത്രീകരണം സഹായകമായിട്ടണ്ട് (യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കാന്‍ കംപ്യൂട്ടര്‍ ജനറേറ്റഡ് ദൃശ്യങ്ങളുടെ ടെക്സ്ചറും പശ്ചാത്തലവുമായി പലപ്പോഴും ശരിക്കുള്ള ഫോട്ടോകളാണ് ഉപയോഗിക്കാറുള്ളത്). ജോണ്‍ ഫവ്റൗ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബ്രിഗാം ടെയ്ലറുമായി ചേര്‍ന്ന് ഇദ്ദേഹം തന്നെ നിര്‍മിച്ച ചിത്രം എഴുതിയത് ജസ്റ്റിന്‍ മാര്‍ക്സ് ആണ്. വാള്‍ട്ട് ഡിസ്നി പിക്ചേഴ്സും ഫെയര്‍വ്യൂ എന്റര്‍ടെയ്ന്മെന്റുമാണ് പ്രൊഡക്ഷന്‍‌ കമ്പനികള്‍. പതിമൂന്നുകാരനായ നീല്‍ സേഥി ആണ് മൗഗ്ലിയെ അവതരിപ്പിക്കുന്നത്. മൗഗ്ലിയുടെ പിതാവായി റിതേഷ് രാജനും അഭിനയിക്കുന്നു. പിന്നെയെല്ലാം ഡിജിറ്റല്‍ മൃഗങ്ങളാണ്. 105 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിലെ ഗെയിമുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഫ്രീഡൂം (Freedoom) എന്ന പേര് ശ്രദ്ധയില്‍പ്പെട്ടത്. സ്ക്രീന്‍… ഏറെ നേരം കംപ്യൂട്ടറുപയോഗിക്കുന്നവര്‍ക്കെല്ലാം കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ അസ്വസ്ഥത മുതല്‍ കംപ്യൂട്ടര്‍ വിഷന്‍ … ട്രാക്കര്‍മാര്‍ക്ക് ഇനി തലകറക്കം; ഇതാ, മോസില്ലയുടെ നൂറു ടാബുകള്‍ ഫെയ്സ്ബുക്കില്‍നിന്നും ഗൂഗിളില്‍നിന്നുമെല്ലാമുള്ള സ്ക്രിപ്റ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റിലെ വലിയ പങ്ക് സൈറ്റുകളിലും ഉള്‍പ്പെട്ടിട്ട… എല്ലാ വര്‍ഷവും ജൂലായ് മാസമാണല്ലോ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാറുള്ളത്. അതിനുമുമ്പുതന്നെ ഓര്‍മപ്പെടുത്തലുമായി ആദായനികുതി വ… ഈയിടെ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് കാണാത്തവരുണ്ടാവില്ല. നല്ല കഥയ്ക്കും സവിധാനത്തിനും പുറമെ ജംഗിള്‍ ബുക്കിനെ വലിയൊരു സംഭവമാക്കി മ… വൈറസ്സുകളില്ല എന്നതാണ് പലപ്പോഴും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നത്. വൈറസ്സുകളുടെ കളിസ്ഥലമായ വിന്‍ഡോസ് കാലക്രമേണ പതുക്കെയാവുകയും … Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് ‘ഫുൾ മാർ‌‌‌‌‌‌‌‌‌ക്ക്’ എന്ന് ബിജെപി; തെറ്റിദ്ധാരണ പരത്തുന്നത് തിരുത്തി ഓക്സ്ഫഡ് സർവകലാശാല കോവിഡ് പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ഏർപ്പെടുത്തിയ നടപടികൾ സൂചിപ്പിക്കുന്ന സൂചികയിൽ ഇന്ത്യയ്ക്ക് നൂറിൽ നൂറു മാർക്കെന്നാണ് ബിജെപി അവകശപ്പെട്ടത്. പ്രധാനമന്ത്രി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണില്‍ ഇളവുകളെക്കുറിച്ചു ഇന്നറിയാം ചില ഇളവുകളോടെ അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടാൻ ശനിയാഴ്ച ചേർന്ന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിൽ ധാരണയായിരുന്നു. വിശന്നു കരയുന്ന മക്കളുടെ നിലവിളി കേൾക്കാൻ വയ്യ യു.പി.യിൽ അഞ്ചുകുട്ടികളെ അമ്മ നദിയിലെറിഞ്ഞു കൊന്നു ദിവസക്കൂലിയിൽ കഴിഞ്ഞിരുന്ന കുടുംബം അടച്ചിടലിനുശേഷം വരുമാനം നിലച്ച് പട്ടിണിയിലായതായി നാട്ടുകാർ പറഞ്ഞു. മഞ്ജുയാദവ് എന്നസ്ത്രീയാണ് കടുംകൈക്ക് മുതിർന്നത്. ഇവരെ പോലീസ് ചികിത്സയിലുള്ള കൊവിഡ് രോഗികൾക്ക് ആദ്യ ഫലം നെഗറ്റിവ്, കൂട്ടത്തോടെ ഡിസ്ച്ചാർജ് രണ്ടാം ഫലത്തിൽ 4 പേർക്ക് കോവിഡ്; ഗുരുതര ചികിത്സ പിഴവ് നാലാമന്‍റെ കാര്യത്തിലായിരുന്നു ബുദ്ധിമുട്ട്. ദില്ലിയിൽ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് പിടിമുറുക്കുന്നു കേസുകൾ 5274 ആയി ഉയർന്നു രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍;ആരംഭഘട്ടത്തില്‍ തന്നെ ഇതിനെ പ്രതിരോധിക്കാന്‍ സാധിച്ചാല്‍ ഭയപ്പെടേണ്ടത്തില്ല തിങ്കളാഴ്ച വരെയുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4281 പേര്‍ക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 132 മരണം റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ ആഹ്വാനം സ്വീകരിച്ചവർ പടക്കം പൊട്ടിച്ചതിൽ തെറ്റൊന്നുമില്ല; ന്യായീകരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ് പടക്കം പൊട്ടിക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവർ അങ്ങനെ ചെയ്തെങ്കിൽ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ ‘കൊറോണക്കെതിരെ ഞാൻ ചൊല്ലിയ ഗോ കൊറോണ മുദ്രാവാക്യമാണ് ഇന്ന് ലോകം മുഴുവന്‍ ചെല്ലുന്നത്’: കേന്ദ്രമന്ത്രി രാം ദാസ് അത്താവാലെ ഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ താന്‍ ഉപയോഗിച്ച ‘മന്ത്രം’ ഇന്ന് ലോകം മുഴുവന്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാം ദാസ് ആശങ്കയോടെ ആരോഗ്യ മേഖല മുംബൈയിലെ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് ബാധ 26-ൽ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല) മഹാമാരിയില്‍ മരണം 68000 കവിഞ്ഞു; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3577 ആയി രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകൾ ഇരട്ടിയാകുന്നതിന്റെ നിരക്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചിട്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ കുത്തബ് മിനാർ നിർമ്മിച്ചത് 27 ക്ഷേത്രങ്ങൾ പൊളിച്ചതിനു ശേഷമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ് എന്നും അത് കൊണ്ട് തന്നെ ആരും പുറത്തിറങ്ങാതെ സുരക്ഷിതമായി വീടുകളിൽ തന്നെ കഴിയണമെന്ന് അപേക്ഷിക്കുകയാണ് നടൻ ഷെയിൻ നിഗം. ഫേസ്ബുക്കിൽ ആണ് കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവർ മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ് എന്ന് താരം കുറിച്ചത്. ”പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മാഞ്ഞുപോകുന്ന അവസ്ഥ അതിഭീകരമാണ്. ഇപ്പോഴും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാത്തവർ നിരവധിയാണ്, അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർ അവരുടെ മുഴുവൻ കുടുംബത്തെയും അപകടത്തിൽ ആക്കുകയാണ് എന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. ആയതിനാൽ സ്വയം ശുചിത്വം പാലിക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.” സെറ്റിൽ നിന്ന് ചിത്രങ്ങൾ പുറത്ത് പോയിട്ടില്ല’; മിഷൻ ഇംപോസിബിൾ 7 അടുത്ത വർഷം ‘ന്യൂഡൽഹി’ എഴുതിയ ആൾക്ക് പിന്നീട് ‘ന’ എന്നെഴുതാൻ കഴിയാതായതിന്റെ ജീവചരിത്രമാണ് ഈ മനുഷ്യൻ ‘ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ, സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല’: ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ എന്നെ സിനിമയിൽ "മേനവനേ എന്നു മാത്രം സംബോധന ചെയ്യുന്ന എന്റെ ജേഷ്ഠ സഹോദരന്റെ ആത്മ്മാവിന് ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു …. ‘മരക്കാറിലെ’ ‘ ‘നീയെ എന്‍ തായെ’ ഗാനം; ലിറിക്കല്‍ വീഡിയോ പുറത്ത് ഡിസംബര്‍ 2 നു ആണ് 'മരക്കാര്‍' റിലീസ് ചെയ്യുന്നത് സ്ക്വിഡ് ഗെയിം ഉത്തരകൊറിയയില്‍ എത്തിച്ചു; വധശിക്ഷ വിധിച്ച് കിം: വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവ് യം ഫയറിംഗ് സ്ക്വാഡിനെ ഉപയോഗിച്ച് ഇയാളെ വെടിവച്ചു കൊന്നുവെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ, സംശയമുണ്ടായാൽ കുറ്റം പറയാനാവില്ല’: ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ ‘മരക്കാറിലെ’ ‘ ‘നീയെ എന്‍ തായെ’ ഗാനം; ലിറിക്കല്‍ വീഡിയോ പുറത്ത് സ്ക്വിഡ് ഗെയിം ഉത്തരകൊറിയയില്‍ എത്തിച്ചു; വധശിക്ഷ വിധിച്ച് കിം: വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം തടവ് സ്വവർഗ്ഗാനുരാഗിയായ സാന്റാക്ളോസ്; ചർച്ചയായി നോർവീജിയൻ ക്രിസ്മസ് പരസ്യം ഫിലിപ്പ് ജോണിന്റെ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി സാമന്ത 1931-32 ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണ് ഗുരുവായൂർ സത്യാഗ്രഹം[1 കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണ് ഈ സമരം[2 വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, മന്നത്ത് പത്മനാഭൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് എ. കെ.ജി എന്നിവരാണ് നേതൃത്വം നൽകിയതു്[1][3] കേരളത്തിലെ കോളനിവാഴ്ചക്കാലത്തു്, ബ്രിട്ടീഷുകാർ ഇവിടുത്തെ ജാതിവ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദു-മുസ്ലീം സംഘർഷമുണ്ടാക്കി അവ സജീവമായി നിലനിർത്തുക, മേൽജാതിക്കാരെ കീഴ്ജാതിക്കാർക്കെതിരെ ഇളക്കിവിടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണു് അവർ ഭരണം നിലനിർത്താൻ വേണ്ടി സ്വീകരിച്ചത്. ഇത് കേരളത്തിൽ പ്രത്യേകിച്ചും മലബാറിൽ ഫലപ്രദമായി നടപ്പാക്കാൻ അവർക്ക് സാധിച്ചു[1]. ഗുരുവായൂർ ക്ഷേത്രം ജാതിഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് സമരസമിതി ക്ഷേത്രത്തിന്റെ ചുമതലക്കാരനായ സാമൂതിരിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സാമൂതിരി സമരക്കാരുടെ ഈ ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത് 4] ഇതിനെ തുടർന്നാണ് ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കാൻ സമരക്കാർ തീരുമാനിച്ചത്. എ. കെ. ജി.യെയാണ് സത്യഗ്രഹ വോളന്റിയർമാരുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. സത്യഗ്രഹത്തിന്റെ പ്രചാരണാർഥം കേളപ്പനും എ. കെ. ജി.യും അടക്കമുള്ളവർ നിരവധി പ്രദേശങ്ങൾ സന്ദർശിച്ച് തീണ്ടലും തൊടീലും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. വടക്കൻ മേഖലയിലെ പ്രചാരണദൗത്യം എ. കെ. ജി.ക്കും സുബ്രഹ്മണ്യൻ തിരുമുമ്പിനുമായിരുന്നു. സത്യഗ്രഹത്തിനനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാൻ ഒരു ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഒരു പ്രചാരണം പൊന്നാനി താലൂക്കിൽ സംഘടിപ്പിക്കുകയുണ്ടായി. ഈ ശക്തമായ പ്രചാരണവേലയോടെ ഗുരുവായൂർ സമരത്തിനനുകൂലമായി കേരളമൊട്ടാകെ പൊതുജനാഭിപ്രായം ശക്തിപ്പെട്ടു 7] കൂടാതെ സെപ്തംബർ 21 ചേർന്ന കെ.പി.സി.സി യോഗം കന്യാകുമാരി മുതൽ കാസർഗോഡ് വരെ സമരത്തിനു മുന്നോടിയായി ഒരു പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രചാരണവേലയുടെ അവസാനം ക്ഷേത്ര ഭാരവാഹികളെ കണ്ട് ഒരു നിവേദനം സമർപ്പിക്കാനും കെ.പി.സി.സി യോഗം തീരുമാനിച്ചു 8] ഗുരുവായൂർ സത്യഗ്രഹം നടത്താനായി കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടി. സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കി. എന്നാൽ ഇതൊന്നും കണ്ട് സമരക്കാർ പിൻവാങ്ങിയില്ല. എ. കെ. ജി.യുടെയും സുബ്രഹ്മണ്യൻ തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ ഒക്ടോബർ 21ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂരേക്ക് പുറപ്പെട്ടു. വഴിനീളെ ആവേശഭരിതരായ ജനക്കൂട്ടം സംഘത്തിന് വരവേൽപ്പ് നൽകി. ഗുരുവായൂർ എത്തുന്നതുവരെയുള്ള യാത്രയും പ്രചാരണവും നാട്ടിൽ ഉണർവുണ്ടാക്കി[9]. ഗുരുവായൂർ സത്യഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു കണ്ടോത്തെ കുറുവടി. മലബാർ ജില്ലാ ബോർഡ് അധികാരി കണ്ടോത്ത് എത്തുകയും എല്ലാവർക്കും യാത്രചെയ്യാൻ അധികാരമുണ്ടെന്ന് എഴുതിയ ബോർഡ് വഴിയിൽ സ്ഥാപിക്കുകയും ചെയ്തു. 1947 ജൂൺ 12ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചു. ഗുരുവായൂർ സത്യാഗ്രഹം ഫലമായി ഗുരുവായൂർ ക്ഷേത്രം ഉടനടി അവർണർക്ക് തുറന്നുകൊടുത്തില്ലെങ്കിലും, ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരായ പൊതുബോധം സജീവമാക്കാൻ ഈ സത്യാഗ്രഹത്തിനു് സാധിച്ചു. 1936 ൽ ശ്രീചിത്തിര തിരുനാൾ തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും ഈ സത്യാഗ്രഹം സൃഷ്ടിച്ചു[21 കേരളത്തിലെ ഒരു ക്ഷേത്രത്തിലും അവർണർക്ക് പ്രവേശിക്കാൻ ഇന്ന് തടസ്സമില്ലെങ്കിലും അന്യമതക്കാരെ പ്രവേശിപ്പിക്കാൻ പല ക്ഷേത്രാധികാരികളും തയ്യാറായിട്ടില്ല[1]. ↑ കേരളത്തിലെ നവോത്ഥാനസമരങ്ങൾ, ഡോ ആർ രാധാകൃഷ്ണൻ ↑ എൽ സുലോചനാദേവി (2010 ചട്ടമ്പി സ്വാമി ആൻ ഇന്റലക്ച്വൽ ബയോഗ്രഫി. സെന്റർ ഫോർ സൗത്ത് ഇൻഡ്യൻ സ്റ്റഡീസ്. p. 391. ISBN 978-81-905928-2-6. ↑ ആർ കൃഷ്ണകുമാർ (2004-08-17 എ മാൻ ആന്റ് എ മൂവ്മെന്റ് ഫ്രണ്ട്ലൈൻ ഓൺനെറ്റ്. ഗുരുവായൂർ സത്യാഗ്രഹസമയത്ത് കൃഷ്ണപിള്ള ഏറ്റുവാങ്ങിയ പീഡനങ്ങൾ നാലാമത്തെ ഖണ്ഡിക, അവസാന വാചകം ↑ കെ മാധവൻ. പയസ്വിനിയുടെ തീരത്ത്. p. 48. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരക്കാർ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു(കെ.മാധവന്റെ ആത്മകഥയിൽ നിന്നും) ↑ ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. പയ്യന്നൂരിൽ കണ്ടോത്ത് എന്ന സ്ഥലത്തു വെച്ച് എന്നേയും കേരളീയനേയും കൂടെയുണ്ടായിരുന്ന ഹരിജനങ്ങളേയും അവിടെയുള്ള കൃഷിക്കാർ ക്രൂരമായി മർദ്ദിച്ചു കേരളചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കാൻ സഹായിക്കുക. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 01:04, 13 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ബോർഡ് പരീക്ഷകൾ പത്താം ക്ലാസ് നവംബർ 30ന് ആരംഭിക്കും 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾ ഡിസംബർ ഒന്നിന് ആരംഭിക്കും. ബോർഡ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങളും ബോർഡ് പുറത്തിറക്കിയിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച്, പ്രാക്ടിക്കൽസ്, ഇന്റേണൽ അസസ്മെന്റ്, പ്രോജക്ട് വർക്ക് എന്നിവയുടെ മാർക്കുകൾ ഡിസംബർ 23-നകം സിബിഎസ്ഇ ലിങ്കിൽ സമർപ്പിക്കണം. 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ടേം-1 പരീക്ഷകൾ പൂർണ്ണമായും മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുടെ രൂപത്തിലായിരിക്കുമ്പോൾ, ബോർഡ് ആദ്യമായി OMR (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ) ഷീറ്റുകൾ ഉപയോഗിക്കും. നൽകിയിരിക്കുന്ന പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം പരിഗണിക്കാതെ ഓരോ ഷീറ്റിനും 60 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇടമുണ്ട്. ഒരു പേപ്പറിലെ പരമാവധി ചോദ്യങ്ങൾക്കപ്പുറം അടയാളപ്പെടുത്തിയ സർക്കിളുകളിലും ബോക്സുകളിലും നൽകിയിരിക്കുന്ന ഉത്തരങ്ങൾ മൂല്യനിർണ്ണയം ചെയ്യില്ല. ഒഎംആർ ഷീറ്റുകൾ പൂരിപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികളോട് നീലയോ കറുപ്പോ ബോൾ പോയിന്റ് പേനകൾ മാത്രം ഉപയോഗിക്കണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. പെൻസിൽ ഉപയോഗിക്കുന്നത് “അന്യായമായ മാർഗങ്ങളുടെ ഉപയോഗം” ആയി കണക്കാക്കുകയും സ്ഥാനാർത്ഥിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. “അഭിമാനിയായ വിദ്യാർത്ഥി. പോപ്പ് കൾച്ചർ നിൻജ. അങ്ങേയറ്റത്തെ പ്രശ്‌ന പരിഹാരം. പ്രൊഫഷണൽ സോഷ്യൽ മീഡിയ ഗുരു.” Siehe auch പ്രധാനമന്ത്രി മോദിയെ കണ്ടതിൽ എന്താണ് തെറ്റ്, അദ്ദേഹം നവാസ് ഷെരീഫ് അല്ല: ഉദ്ദവ് താക്കറെ പുതിയ റഫാൽ റിപ്പോർട്ടിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി dgp: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് അവന്റെ വഴിയുണ്ട്, ഉന്നത നിയമ ഉദ്യോഗസ്ഥൻ പുറത്തുപോകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു ഇന്ത്യാ വാർത്ത പഞ്ചാബ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കുള്ള വാഗ്ദാനത്തിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വിമർശിക്കപ്പെട്ടു ഹിമാചൽ സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിലുകൾ പ്രഖ്യാപിച്ചു: ദി ട്രിബ്യൂൺ ഇന്ത്യ എസ്‌കെഎം പാർലമെന്റ് ട്രാക്ടർ മാർച്ച് നിർത്തിവച്ചു; കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് തോമർ പറഞ്ഞു അടുത്ത മാസം 12 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. പട്ടിക കാണുക ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളായിരുന്നു എന്റെ ബാല്യകാലം. 1942 മുതല്‍ 47 വരെയുള്ള കാലം. അവ്യക്തമായ ഓര്‍മ മാത്രമാണ് ആ കാലഘട്ടം എന്നില്‍ അവശേഷിപ്പിക്കുന്നത്. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥ അന്യൂനമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. പാടം, കാട്, മലവാരം തുടങ്ങിയ എല്ലാത്തിന്റെയും ഉടമ ജന്മി ആയിരുന്നു, കോവിലകത്തെ തമ്പുരാക്കന്മാര്‍. സാമൂതിരി കോവിലകം, ദേശമംഗലം കോവിലകം, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ കോവിലകങ്ങള്‍, അങ്ങനെ പോകുന്നു നാടുവാഴി നിര. ജന്മിമാരില്‍നിന്ന് പാടങ്ങളും, കാടുകളും മുതലാളിമാര്‍ക്ക് കാണം ചാര്‍ത്തിക്കൊടുക്കുന്നു. മുതലാളി അവ കുടിയാന്മാര്‍ക്ക് പാട്ടത്തിനു കൊടുക്കും. കര്‍ഷകക്കുടിയാനും കര്‍ഷകത്തൊഴിലാളികളുംകൂടി അവ കൃഷി ചെയ്ത് നെല്ലുണ്ടാക്കുകയാണ് അന്നത്തെ സമ്പ്രദായം. കര്‍ഷകക്കുടിയാന്‍ മുതലാളിക്ക് പാട്ടം കൊടുക്കണം. പത്ത്പറ വിത്ത് ഉപയോഗിച്ചുണ്ടാകുന്ന നെല്ലില്‍നിന്ന് നൂറ്പറ നെല്ല് പാട്ടം കൊടുക്കുകയാണ് വ്യവസ്ഥ. ബാക്കിവരുന്നതും വൈക്കോലും കുടിയാനുള്ളത്. കര്‍ഷകത്തൊഴിലാളിക്ക് പ്രഭാതം മുതല്‍ പ്രദോഷംവരെ പണിയെടുത്താല്‍ പുരുഷന് രണ്ട് ഇടങ്ങഴി, പെണ്ണിന് ഒരു ഇടങ്ങഴി നെല്ല് അതാണ് കൂലി. നൂറ്പറ പാട്ടം കിട്ടുന്നതില്‍നിന്ന് മുതലാളി ഏതാണ്ട് മൂന്നില്‍ ഒന്നു ജന്മിക്ക് പാട്ടം (മിച്ചവാരം എന്നാണ് സാങ്കേതികമായി പറയുക) കൊടുക്കണം. ബാക്കി മുതലാളിക്കാണ്. ഭൂമിയുടെ മേല്‍നോട്ടവും സംരക്ഷണവും നിര്‍വഹിക്കേണ്ടത് മുതലാളിയാണ്. ജന്മിയുടെയും കുടിയാന്റെയും മധ്യത്തിലാണ് മുതലാളി, അതുകൊണ്ട് അയാളെ എടത്തട്ടുകാരന്‍ അഥവാ 'മധ്യവര്‍ത്തി' എന്നു പറഞ്ഞുവന്നിരുന്നു. ഈ മധ്യവര്‍ത്തി കുടുംബത്തിലാണ് ഞാന്‍ പിറന്നത്. അതിന്റെ ഗുണഫലങ്ങളും, പ്രത്യേക അവകാശങ്ങളും അനുഭവിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നുവന്നതും. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥയുടെ അനിവാര്യമായ സംഭവങ്ങളാണ് അതിര് തര്‍ക്കം, ഭൂമികൈയേറ്റം, അതിനാലുണ്ടാകുന്ന അടിപിടി, അത് കുത്തും കൊലയുംവരെ എത്തിയിരുന്നു. അതിനെ തുടര്‍ന്ന് കേസും കൂട്ടവുംതന്നെ. സിവിലും, ക്രിമിനലുമായ കേസുകള്‍ നിരവധി. വക്കീലന്മാരും ഗുമസ്തന്മാരും ബന്ധപ്പെട്ട ഓഫീസുകളും-അതൊരു പ്രസ്ഥാനംതന്നെയായിരുന്നു. വ്യവഹാര വിഷയങ്ങളില്‍ ചിലര്‍ക്ക് വലിയ താല്പര്യമായിരുന്നു. അവര്‍ സ്വന്തമായി കേസുകള്‍ നടത്തുകയും കേസുകൂടാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തിരുന്നു. അവരെ വ്യവഹാരി എന്നാണ് പറഞ്ഞിരുന്നത്. എന്റെ പിതാമഹന്‍ വ്യവഹാര കാര്യങ്ങളില്‍ അതീവ തല്പരനായിരുന്നു. ആ പൈതൃകം ബാപ്പയും തുടര്‍ന്നുപോന്നു. ബാപ്പ കേസു കഴിഞ്ഞുവന്ന് വീട്ടില്‍വെച്ചു സുഹൃത്തുക്കളുമായി നടത്തുന്ന സംഭാഷണങ്ങളും ചര്‍ച്ചകളും ഹരംപിടിപ്പിക്കുന്ന മട്ടിലായിരുന്നു. അഡ്വ. രാമസ്വാമിഅയ്യര്‍ ആയിരുന്നു ബാപ്പയുടെ ഇഷ്ടപ്പെട്ട വക്കീല്‍. രാമസ്വാമിഅയ്യരും വക്കീല്‍ കേശവന്‍നായരും അന്യോന്യം കൊമ്പുകോര്‍ക്കുന്ന വാദപ്രതിവാദങ്ങള്‍-ബാപ്പയുടെ ദൃക്സാക്ഷിവിവരണം ആവേശഭരിതവും ഹരംപിടിപ്പിക്കുന്നതുമായിരുന്നു. ബാപ്പയുടെ അനുഭവത്തില്‍പ്പെട്ട ഒരു കേസിനെ സംബന്ധിച്ച വിവരണം അദ്ദേഹം പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ബീച്ചി കൊലക്കേസിനെപ്പറ്റി ബാപ്പ പറഞ്ഞുതന്ന വിവരണം എന്റെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിപിടിച്ചിരിക്കണം. ഞാന്‍ ഇന്നും അത് ഓര്‍ക്കുന്നു. മഞ്ചേരി കച്ചേരിപ്പടി ഭാഗത്ത് 'ബീച്ചി' എന്ന യുവതിയാണ് കഥാനായിക. അവള്‍ വഴിവിട്ടു സഞ്ചരിക്കുകയായിരുന്നു. ആധുനിക രീതിയില്‍ വസ്ത്രംധരിച്ച്, കൂളിങ്ഗ്ളാസ് കണ്ണടവെച്ച്, സദാ സൈക്കിളില്‍ സഞ്ചരിക്കുമായിരുന്നു അവള്‍. സമൂഹത്തിലെ പ്രമാണിമാരില്‍ ചിലരും, ചില ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും, പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അവളുടെ സഹവാസത്തില്‍ ഉണ്ടായിരുന്നു. അതിനാല്‍ അവളെ നിയന്ത്രിക്കാന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കഴിഞ്ഞില്ല. അവസാനം അവളുടെ ദുഷ്ചെയ്തികളില്‍ പൊറുതിമുട്ടിയ സമൂഹത്തിലെ ഉന്നതരില്‍ ചിലരും, മറ്റ് ചില ധൈര്യശാലികളുംകൂടി ആലോചിച്ചു, ബീച്ചിയുടെ കഥ കഴിക്കാന്‍തന്നെ തീരുമാനിച്ചു. മുള്ളമ്പാറ പരിസരത്ത് എവിടെയോ ഒരു കല്ല്വെട്ടിക്കുഴിയില്‍ കൊണ്ടുപോയി അവളെ കൊലപ്പെടുത്തി, കഷ്ണം നുറുക്കി, മൃതശരീരം നശിപ്പിച്ച്, തെളിവുകള്‍ ഇല്ലാതാക്കി. എത്ര വലിയ രഹസ്യവും അറിയാതെ ഒരുവേള പരസ്യമാകും എന്നത് ഇതിലും സംഭവിച്ചു. പൊലീസിലെ ചില ഉന്നതന്മാര്‍ക്കും അവളില്‍ താല്പര്യം ഉണ്ടായിരുന്നതിനാല്‍ കേസു രജിസ്റ്റര്‍ ചെയ്ത് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചു. തികച്ചും സാഹചര്യത്തെളിവുകള്‍ മാത്രമേ പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞുള്ളു. ബീച്ചിയുടേതെന്നു കരുതുന്ന വസ്ത്രത്തിന്റെ ചില കഷ്ണങ്ങളും കൂളിങ്ഗ്ളാസ് കണ്ണടയുടെ ചില ഭാഗങ്ങളും സംഭവസ്ഥലമെന്നു കരുതുന്നേടത്തുനിന്ന് കണ്ടുകിട്ടിയത് തെളിവുകള്‍ക്ക് ബലം നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ താല്പര്യംകാരണം കേസ് കോടതിയിലെത്തി. നെച്ചിക്കുണ്ടിലെ ഡ്രൈവര്‍ കുഞ്ഞീന്‍കാക്ക ഈ കേസിലെ ഒരു പ്രതിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. സെഷന്‍സ് കോടതി വിചാരണ ചെയ്തു പ്രതികളില്‍ ചിലരെ കുറ്റക്കാരാണെന്നുകണ്ട് തൂക്കിക്കൊല്ലാന്‍ ശിക്ഷ വിധിച്ചു. തുടര്‍ന്ന്, കേസ് നടത്താന്‍ സഹായിക്കുന്ന പ്രമാണിമാര്‍ ഒത്തുകൂടി അപ്പീല്‍കൊടുക്കാന്‍ തീരുമാനിച്ചു. അപ്പീല്‍കേസില്‍ വാദം നടത്താന്‍ നിയമജ്ഞനായ ഒരു സായിപ്പിനെത്തന്നെ കൊണ്ടുവന്നു. അദ്ദേഹം നടത്തിയ വാഗ്വാദത്തിന്റെ അവസാനം ജഡ്ജിയുടെ മുമ്പാകെ ഒരു പ്രസ്താവന നടത്തി. "ഈ കേസില്‍ പ്രധാനപ്പെട്ട ഏക തെളിവ് ബീച്ചിയുടേതാണെന്ന് പറയപ്പെടുന്ന ചില തുണിക്കഷ്ണങ്ങളും കണ്ണടയുടെ ഭാഗങ്ങളും മാത്രമാണ്. ഒരു ശീലയുടെ കെട്ടില്‍നിന്ന് എത്രയോ ആളുകള്‍ വസ്ത്രങ്ങള്‍ക്ക് വേണ്ടി മുറിച്ചു വാങ്ങും, ഒരു കമ്പനിയില്‍നിന്നു ഒരേ പോലെത്തെ എത്രയോ കണ്ണടകള്‍ ഉണ്ടാക്കും. ഈ തുണിക്കഷ്ണവും കണ്ണടയ്ക്കും ബീച്ചി ധരിച്ചിരുന്നതാണെന്ന് ബോധ്യപ്പെടാന്‍ പ്രത്യേക അടയാളങ്ങളൊന്നുമില്ല. ബീച്ചി മരിച്ചു എന്നു കരുതാന്‍ മറ്റു യാതൊരു തെളിവുമില്ല. അതുകൊണ്ട് ഈ തുണിക്കഷ്ണവും കണ്ണടഭാഗങ്ങളും അടിസ്ഥാനപ്പെടുത്തി ബീച്ചിയെ കൊന്നതാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ആ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്നുകണ്ട് അവരെ തൂക്കിക്കൊല്ലുകയും ചെയ്താല്‍, ബീച്ചി ഇഷ്ടപ്രകാരം പല സ്ഥലത്തും സഞ്ചരിക്കുന്ന ആളാണ്, ഏതെങ്കിലും സമയത്ത് അവള്‍ മടങ്ങിവന്നാല്‍ അന്നു എന്റെ പ്രതികളെ ജീവനോടെ മടക്കിത്തരും എന്ന് ബഹുമാനപ്പെട്ട കോടതി ഉറപ്പ് തരണം. കോടതിക്ക് അങ്ങനെ ഉറപ്പ് തരാന്‍ കഴിയില്ല. കാരണം ബീച്ചി മരിച്ചു എന്നതിനു ഉറപ്പായ തെളിവില്ല. നിസ്സാരമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരു സംശയം മാത്രമേ ഉള്ളു. പ്രതികള്‍ കുറ്റകൃത്യം ചെയ്തു എന്നതും സംശയം മാത്രമാണ്. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്കാണ് എന്ന നിയമം സ്വീകരിച്ചു പ്രതികളെ വെറുതെ വിടണം ഇതായിരുന്നു വക്കീല്‍ സായിപ്പിന്റെ വാദം. ആ വാദം സ്വീകരിച്ചു പ്രതികളെ കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. ഇതേ പോലുള്ള കേസ്വിസ്താരങ്ങളുടെ പൊടിപ്പും തൊങ്ങലുംവെച്ച, ഹരംപിടിപ്പിക്കുന്ന ചര്‍ച്ചകള്‍ വീട്ടില്‍വെച്ച് ബാപ്പയും മറ്റും നടത്തുന്നത് തുടര്‍ച്ചയായി കേള്‍ക്കാനിടവന്ന എന്റെ ഹൃദയത്തില്‍ ചെറുപ്പത്തില്‍തന്നെ കോടതി, കേസ്, വക്കീല്‍, വാദം എന്നിവ വലിയ തോതില്‍ ആവേശവും അഭിനിവേശവും ഉളവാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്തുതന്നെ ഒരു വക്കീലായി പ്രശസ്തനാവണം എന്ന വിചാരം എന്റെ ഹൃദയത്തില്‍ വേരൂന്നി എന്നു ഞാന്‍ കരുതുന്നു. ആ ഉള്‍പ്രേരണ കൊണ്ടാവണം പില്‍ക്കാലത്ത് വലിയ പ്രയാസങ്ങള്‍ നേരിട്ടും പ്രതിബന്ധങ്ങള്‍ മറികടന്നും പഠനം പൂര്‍ത്തിയാക്കി 1968 ല്‍ അഡ്വക്കറ്റായി മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങിയത്. എന്നാല്‍ 1946 ല്‍ സ്കൂള്‍പഠനം നിര്‍ത്തി, തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു മതവിദ്യാര്‍ഥിയായി കഴിഞ്ഞ എനിക്ക് അങ്ങനെ ഒരു സ്ഥിതിയിലെത്താന്‍ കഴിയുമെന്ന് ആലോചിക്കാന്‍പോലും കഴിയുമായിരുന്നില്ല. കുറേക്കാലം കാളപൂട്ടും നായാട്ടും മീന്‍പിടുത്തവും സമകാലികര്‍ക്കിടയില്‍കൂടി പലതരം കളിവിനോദങ്ങളുമായി നടന്ന ഒരു ഗ്രാമീണന്‍, അതായിരുന്നു അന്നത്തെ സ്ഥിതി. പിന്നീടാണ് ഞാന്‍ പള്ളിദര്‍സില്‍ കിത്താബ് ഓതാന്‍ പോയി കുടിമുസ്ള്യാരായത്. ടി കെ ഹംസ (‘ഞാന്‍ എങ്ങിനെ കമ്യൂണിസ്റ്റായി’ എന്ന ആത്മകഥയില്‍ നിന്ന്) Labels: ആത്മകഥ, ടി കെ ഹംസ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന നാളുകളായിരുന്നു എന്റെ ബാല്യകാലം. 1942 മുതല്‍ 47 വരെയുള്ള കാലം. അവ്യക്തമായ ഓര്‍മ മാത്രമാണ് ആ കാലഘട്ടം എന്നില്‍ അവശേഷിപ്പിക്കുന്നത്. ജന്മി-മുതലാളി-കുടിയാന്‍ വ്യവസ്ഥ അന്യൂനമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. പാടം, കാട്, മലവാരം തുടങ്ങിയ എല്ലാത്തിന്റെയും ഉടമ ജന്മി ആയിരുന്നു, കോവിലകത്തെ തമ്പുരാക്കന്മാര്‍. സാമൂതിരി കോവിലകം, ദേശമംഗലം കോവിലകം, നിലമ്പൂര്‍, മഞ്ചേരി, കോട്ടക്കല്‍ കോവിലകങ്ങള്‍, അങ്ങനെ പോകുന്നു നാടുവാഴി നിര. മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക ഓരോ മുദ്രാവാക്യവും ഒരു ഓര്‍മപ്പെടുത്തലാണ്. പോയകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും മുദ്രകള്‍, ഭാവിയെ എങ്ങനെ മുദ്രിതമാക്കണമെന്നതിന്റെ ഉത്തരങ് ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. രാജ്യത്തെ വില്‍ക്കുകയും മൂലധനം കടത്തുകയും ചെയ്യുന് ജി 20 മാറി ജി 2 ഉണ്ടാകുമോ? തട്ടിപ്പിനു വഴിവച്ചത് ബാങ്കിങ് മേഖലയിലെ സുതാര്യതയി അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍ ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന ഒറ്റനക് തൊഴില്‍ തേടുന്നവരുടെ എണ്ണം 24 കോടിയാകും ഭ്രാന്താലയമായി മാറിയ ജി 20 ഉച്ചകോടി സമുദായ രാഷ്‌ട്രീയവും മതനിരപേക്ഷത നേരിടുന്ന വെല്ലുവ എന്‍ഡോസള്‍ഫാന്‍: പഠനം മതി; ഇനി വേണ്ടത് പരിഹാരം സൂകി സ്വതന്ത്ര; ജനാധിപത്യം കാതോര്‍ത്ത് മ്യാന്‍മര്‍ മന്‍മോഹന്‍ സിംഗിനെ നോക്കി പരിഹസിക്കുന്ന എ രാജയും സ അടഞ്ഞു പോയ ആഹ്ളാദകങ്ങള്‍ പാലക്കാടിന്റെ സിനിമാ ഭൂപ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക ഏറ്റവും പ്രധാന ര എന്‍ഡോസള്‍ഫാന്റെ ഇരകളെ നോക്കി കൊഞ്ഞനം കുത്തുന്ന കോ ടൊവിനോ തോമസിന്റെ കരിയറിലെ വന്‍ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന മിന്നല്‍ മുരളിയിലെ തീം സോംഗ് പുറത്തിറങ്ങി. മിന്നല്‍ മുരളി എന്ന നാടന്‍ സൂപ്പര്‍ ഹീറോയുടെ അവതരണ ഗാനവുമാണിത്. റാപ്പര്‍ മര്‍ത്യനും സുഷിന്‍ ശ്യാമുമാണ് പാടിയിരിക്കുന്നത്. സുഷിന്‍ തന്നെയാണ് സംഗീത സംവിധാനം. മനു മഞ്ജിത് ആണ് ഗാനരചന. ബേസില്‍ ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യും. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോള്‍ )നിര്‍മ്മിച്ച ആക്ഷന്‍ ചിത്രത്തില്‍ ഗുരു സോമസുന്ദരം,ഹരിശ്രീ അശോകന്‍,അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. തുടക്കം മുതല്‍ തന്നെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തോട് തനിക്ക് ഒരടുപ്പം തോന്നിയിരുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞിരുന്നു. കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് മിന്നല്‍ മുരളിയിലൂടെ തങ്ങള്‍ ശ്രമിച്ചതെന്ന് സംവിധയകന്‍ ബേസില്‍ ജോസഫ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ സന്തോഷമെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു. പക്ഷികളില്‍ സാധാരണ കാണുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗമാണ് വസൂരി (പോക്‌സ് വൈറസ് ഇനത്തില്‍പ്പെട്ട സൂക്ഷാമാണുക്കളാണ് രോഗഹേതു. കോഴി, ടര്‍ക്കി, പ്രാവ് തുടങ്ങി എല്ലായിനം പക്ഷികള്‍ക്കും രോഗം വരാം. പക്ഷികള്‍ തമ്മില്‍ പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്‍, വട്ടം കറങ്ങല്‍, കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും. ഈ രോഗാവസ്ഥ പ്രധാനമായും രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങളായാണ് അമ്മയെ കാണാൻ ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല; കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു; ആവേശത്തോടെ പറയുമ്പോഴും കണ്ണീരോടെ മാത്രം ഓർക്കാൻ കഴിയുന്ന ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് ഓർമ്മയായിട്ട് 17 വർഷങ്ങൾ; ഇന്ന് ശൂരനാട് സമരനായകൻ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ ദിനം – Media Mangalam അമ്മയെ കാണാൻ ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല; കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു; ആവേശത്തോടെ പറയുമ്പോഴും കണ്ണീരോടെ മാത്രം ഓർക്കാൻ കഴിയുന്ന ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് ഓർമ്മയായിട്ട് 17 വർഷങ്ങൾ; ഇന്ന് ശൂരനാട് സമരനായകൻ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ ദിനം കൊല്ലം: ഇന്ന് ശൂരനാട് സമരനായകൻ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ ദിനം. ശൂരനാട് സംഭവത്തിന് ശേഷം പൊലീസിന്റെ കിരാത പീഡനങ്ങൾ ഏറ്റുവാങ്ങിയ ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ 2004 മെയ് 26നാണ് അന്തരിച്ചത്. ഒരുപക്ഷേ, തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇത്രയേറെ ത്യാഗങ്ങൾ സഹിച്ച മറ്റൊരു മനുഷ്യൻ ഉണ്ടാകില്ലെന്ന് തന്നെ പറയാം. തന്റെ 99മത്തെ വയസ്സിൽ മരിക്കുന്നത് വരെ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ. കോവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും ഇന്ന് രാവിലെയും സഖാക്കൾ അദ്ദേഹത്തിന്റെ വള്ളികുന്നത്തെ സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി. ചേലക്കോട്ടേത്ത് കുഞ്ഞുരാമനെ കുറിച്ച് തോപ്പിൽ ഭാസി എഴുതിയത് ഇങ്ങനെ.. സ്നേഹിതരെ, മൂലധനം എന്ന എന്റെ നാടകത്തിന് ഞാനെഴുതിയ സമർപ്പണം എനിക്കു വേണ്ടി നിങ്ങൾ ഒരാവർത്തി കൂടി വായിക്കൂ: 1949-51 കാലഘട്ടം! അത്രയേറെ പ്രശസ്തനല്ലാത്ത ചേലക്കോട്ടേത്തു കുഞ്ഞുരാമൻ ശൂരനാട്ടു കേസിൽ പ്രതിയായി. അന്നത്തെ ഭരണത്തിന്റെ ‘സുരക്ഷിതത്വത്തിൽ’ അയാളുടെ കൊച്ചു വീട് തകർന്നു വീണു! 6 കുഞ്ഞുങ്ങളും ഭാര്യയുമായി ജീവൻ കാക്കാൻ കുഞ്ഞുരാമൻ ഒളിവിൽ പോയി! സംഭവബഹുലമായ ആ ഒളിച്ചോട്ടത്തിൽ അഞ്ച് കുഞ്ഞുങ്ങളും കൈവിട്ട് പോയി. പത്തു വയസ്സുള്ള ഭാർഗ്ഗവി മൂന്ന് വയസ്സുള്ള കൊച്ചനുജനുമായി തെണ്ടിത്തിരിഞ്ഞു. കുഞ്ഞുങ്ങളെ തേടി പരതി നടന്ന ആ പിതാവ് ആയിരം തെങ്ങ് കടപ്പുറത്ത് ഒരു കാഴ്ച്ച കണ്ടു. സന്നിപാത ജ്വരം പിടിപെട്ട് പ്രജ്ഞയറ്റു കിടക്കുന്ന ഭാർഗ്ഗവിയുടെ മുഖത്തു നിന്ന് കൊച്ചനുജൻ ഈച്ചയാട്ടി അകറ്റുകയാണ്. അവൾ അമ്മയെ വിളിച്ചു. കുളത്തൂപ്പുഴ മലയിൽ ഒളിവിൽ താമസിച്ചിരുന്ന ഭാര്യയുടെ അടുത്തേക്ക് കുഞ്ഞുരാമൻ മകളേയും തോളിലിട്ടു നടന്നു. രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ആ ധീരൻ അവിടെയെത്തി. പക്ഷെ, അമ്മയെ കാണാൻ ആ കുഞ്ഞിക്കണ്ണുകൾ തുറന്നില്ല – അത് എന്നെന്നേക്കുമായി അടഞ്ഞു പോയി. ആ മലയടിവാരത്തിൽ ആ പിതാവ് ആഴത്തിൽ ഒരു കുഴിവെട്ടി. ആ കുഴിമാടത്തിൽ ഒരു കരിക്ക് ചെത്തി വയ്ക്കുവാൻ കഴിയുന്നതിന് മുൻപ് പോലീസ് ആ മല വളഞ്ഞു. കുളത്തൂപ്പുഴ മലയിലെ കാട്ടുചെടികൾക്കുള്ളിൽ മറഞ്ഞു കിടക്കുന്ന ആ കുഞ്ഞോമനയുടെ – ഭാർഗ്ഗവിയുടെ ശവമാടത്തിൽ ഒരിളം കരിക്കിനു പകരം കരള് നൊന്തെഴുതിയ ഈ നാടകം കാണിക്കവെക്കുന്നു. ഭാർഗ്ഗവി കത്തിച്ചു വെച്ച ആ പൊട്ട് മണ്ണെണ്ണ വിളക്കിന്റെ മുൻപിൽ ഇരുന്ന് ഞങ്ങൾ വളളികുന്നത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പുണ്ടാക്കി…. ( തോപ്പിൽ ഭാസിയുടെ ”ഒളിവിലെ ഓർമ്മകൾ ” എന്ന തന്റെ ആത്മകഥയിൽ നിന്നും) എരൂരിൽ വെച്ചാണ് സി കെ കുഞ്ഞുരാമൻ പോലീസിൻറെ പിടിയിലാകുന്നത്. ലോക്കപ്പിൽ ക്രൂരമായ മർദ്ദനമാണ് അദ്ദേഹം‍ ഏറ്റുവാങ്ങിയത്. അടിയിലെ രാജാവാണ് “കവിട്ട അടി”. അര അടി പൊക്കമുള്ള തടികഷ്ണം ഭിത്തിയോടു ചേർത്തിടും. ചോദ്യം ചെയ്യാൻ കൊണ്ടുവരുന്നവനെ നൂൽ ബന്ധം ഇല്ലാതെ അതിൽ ഇരുത്തും. കൈകൾ ഇരുവശത്തേക്കും അകത്തി ഭിത്തിയോടു ചേർത്തു രണ്ടു പേർ പിടിക്കും. എന്നിട്ട് രണ്ടു കാലും വലിച്ചകത്തി ഭിത്തിയോടു ചേർത്ത് വെക്കും. എന്നിട്ട് രണ്ടു കാലിലും ഭാരം വെച്ച് താഴ്ത്തും. അല്ലെങ്കിൽ പോലീസുകാർ തന്നെ കാലിൽ കയറി നിൽക്കും. കാലു രണ്ടും തറയിൽ തൊടും. ഞരമ്പ് കോച്ചി വലിക്കും, കണ്ണ് തളും. മിണ്ടാനോ, കരയാനോ പറ്റില്ല. പതിനഞ്ചു മിനിട്ട് നേരം ഉള്ള ഈ മർദ്ദനമുറ കഴിയുമ്പോൾ എഴുന്നേറ്റുനിൽക്കാൻ പറ്റില്ല. രണ്ടുപേർ ചേർന്ന് കുറെ നേരം പിടിച്ചുനടത്തിയിട്ട് ലോക്കപ്പിൽ കൊണ്ട് കിടത്തും. ഇതിനിടയിൽ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ പിന്നീട് അവനിൽ നിന്ന് ഒന്നും കിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. കുഞ്ഞുരാമനെ രണ്ടു തവണയാണ് ഇത് ചെയ്തത്. എന്നിട്ടും പോലീസിനു വേണ്ടതൊന്നും കുഞ്ഞുരാമനിൽ നിന്ന് കിട്ടിയില്ല. നാളുകൾ ഏറെ കഴിഞ്ഞു. ശൂരനാട്‌ കേസിൽ നിരപരാധി ആണെന്ന് കണ്ടു കോടതി കുഞ്ഞുരാമനെ വെറുതെ വിട്ടു. ജയിലിൽ നിന്നിറങ്ങിയ കുഞ്ഞുരാമൻ, നേരേ പോയത് വീട്ടിലേക്കല്ല. വളരെ ക്ലേശിച്ച് ഒളിവിലിരുന്ന പാർട്ടി നേതാക്കളെ കണ്ടു. ‘കുഞ്ഞുരാമനെ നേരിടാൻ ഞങ്ങൾക്ക് പ്രയാസമുണ്ടായിരുന്നു. പക്ഷെ ആ സഖാവ് അൽഭുതപൂർവ്വം നില കൊണ്ടു. അദ്ദേഹം ചോദിച്ചു, “നിങ്ങൾ എന്നെ ഓർത്തോ…?” കുറച്ചു നിമിഷം എൻറെ മുഖത്തേക്ക് നോക്കിനിന്നിട്ട് ആ സഖാവ് നെഞ്ചുപൊട്ടി പറഞ്ഞു, “എനിക്കെന്റെ പാർട്ടിയേക്കാൾ വലുതായി വേറൊന്നുമില്ല.” പ്രസ്ഥാനത്തിൽ കവിഞ്ഞ് ആ സഖാവിന് ഈ ലോകത്തിൽ മറ്റൊന്നും ഇല്ലായിരുന്നു….’ 1949 ഡിസംബർ 31ന് രാത്രിയാണ് ശൂരനാട് കലാപമുണ്ടായത്. കർഷകർ ജന്മിമാരുടെ പീഡനങ്ങളാൽ പൊറുതിമുട്ടിയിരുന്ന സാമൂഹികക്രമത്തിൽ ഉള്ളന്നൂർകുളത്തിലെ മൽസ്യലേലവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമാരംഭിച്ചത് നാട്ടുകാർ നേരിട്ട് മൽ്‌സ്യംപിടിച്ചിരുന്നതായിരുന്നു പതിവ്. കുളം ജന്മിമാരുടെ ഒത്താശയോടെ ലേലം ചെയ്തു. ഇത് തടഞ്ഞതിന്റെ പേരിൽ വീടുവീടാന്തരം പൊലീസ് അതിക്രമം നടന്നു. ശൂരനാട് ആയിടക്ക് രൂപീകരിച്ചിരുന്ന ജനാധിപത്യ യുവജന സംഘത്തിന്റെ പ്രവർത്തകരായിരുന്നു പൊലീസിന്റെ ലക്ഷ്യം. പൊലീസിന്റെ വീടുകയറി മർദ്ദനത്തെ ചെറുത്ത നാട്ടുകാരും പൊലീസും കിഴകിടപാടത്ത് ഏറ്റുമുട്ടി. സബ്ഇൻസ്‌പെക്ടർ ഉൾപ്പെടെ നാലുപൊലീസുകാർ വെട്ടും കുത്തുമേറ്റ് മരിച്ചു. തുടർന്നു നടന്ന പൊലീസ് നായാട്ട് ശൂരനാട്ട് ജനജീവിതം താറുമാറാക്കി. സമരത്തിൽ പങ്കെടുത്തുവെന്ന് സംശയമുള്ള യുവാക്കളെയെല്ലം പൊലീസ് പിടികൂടി. പലരും ജീവനുവേണ്ടി പലായനം ചെയ്തു. വീടുകൾ തകർക്കപ്പെട്ടു. കുടുംബങ്ങൾ വഴിയാധാരമായി. ഒരു സാമൂഹിക ക്രമത്തിനുവേണ്ടി പോരാടി ഇല്ലാതായ തലമുറയുടെ കഥയാണ് ശൂരനാടിന്റേത്. തണ്ടാശേരി രാഘവൻ ആദ്യ രക്തസാക്ഷിയായ ജനുവരി 18ന് നാട്ടുകാരും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരും ശൂരനാട് രക്തസാക്ഷിദിനം ആചരിക്കുന്നു. വൈറസ് വായുവിലൂടെയും പകരും;മുൻധാരണകൾ തിരുത്തി പഠന റിപ്പോർട്ട് കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്; 151 മരണം ഒറ്റപ്പെടുത്തില്ല, ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെയുള്ള സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രാലയം; ജീൻ പഠനത്തിലും സഹകരിക്കും ട്വിറ്റർ സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവുമൊഴിഞ്ഞ് ജാക് ഡോർസി; പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സിഇഒ ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവിനെ സഹപ്രവർത്തകർ കഴുത്തറുത്ത് കൊന്നു ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ “മോദി സർക്കാർ തിരിച്ചെത്തിയാൽ ഭരണഘടന തിരുത്തും, ഇന്ത്യയെ നശിപ്പിക്കും”: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി; നഷ്ടപെട്ടത് 13 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും ചലച്ചിത്ര നടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ ചെയ്യാം മാനിക്യൂർ‌; വീട്ടിൽ എളുപ്പം ചെയ്യുന്നത് ഇങ്ങനെ… യോഗ ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്… ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കമ്മ്യൂണിസ്റ്റ് മന്ത്രിമാർ സത്യപ്രതിജ്ഞക്കെത്തുക പുന്നപ്ര വയലാറിലെത്തി പ്രതിജ്ഞ പുതുക്കിയ ശേഷം; രക്തസാക്ഷിത്വങ്ങളൊന്നും പാഴായില്ലെന്ന ഉറപ്പോടെ രണ്ടാം ഇടത് സർക്കാർ ഇന്ന് അധികാരത്തിലേക്ക്; പ്രതീക്ഷയോടെ രാഷട്രീയ കേരളം – Media Mangalam കമ്മ്യൂണിസ്റ്റ് മന്ത്രിമാർ സത്യപ്രതിജ്ഞക്കെത്തുക പുന്നപ്ര വയലാറിലെത്തി പ്രതിജ്ഞ പുതുക്കിയ ശേഷം; രക്തസാക്ഷിത്വങ്ങളൊന്നും പാഴായില്ലെന്ന ഉറപ്പോടെ രണ്ടാം ഇടത് സർക്കാർ ഇന്ന് അധികാരത്തിലേക്ക്; പ്രതീക്ഷയോടെ രാഷട്രീയ കേരളം തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 21 മന്ത്രിമാരാണ് ഇക്കുറി മന്ത്രിസഭയിലുള്ളത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്ഭവനിൽ ഗവർണർ സംഘടിപ്പിച്ചിട്ടുള്ള അത്താഴ വിരുന്നിലും മന്ത്രിമാർ പങ്കെടുക്കും. മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും. കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ല. ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനപ്രതിനിധികൾക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പുറമേ പ്രതിസന്ധി ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നൽകിയ കൊല്ലത്തെ സുബൈദുമ്മയെയും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. മാസ്ക് ധരിച്ചില്ലെന്ന പേരിൽ വീട്ടമ്മയ്ക്ക് ക്രൂരമർദ്ദനം; സ്വയം മാസ്ക് നേരെ ധരിക്കാത്ത പോലീസിൽ നിന്ന് അതിക്രമം നേരിട്ടത് നടുറോഡിൽ മകളുടെ മുന്നിലിട്ട്; വീഡിയോ വൈറലാവുന്നു.. ഫാമിൽ അതിക്രമിച്ച് കയറി ആടുകളെ തല്ലിക്കൊന്നു; അന്യസംസ്ഥാന തൊഴിലാളിയെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ ഒറ്റപ്പെടുത്തില്ല, ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെയുള്ള സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രാലയം; ജീൻ പഠനത്തിലും സഹകരിക്കും ട്വിറ്റർ സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവുമൊഴിഞ്ഞ് ജാക് ഡോർസി; പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സിഇഒ ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവിനെ സഹപ്രവർത്തകർ കഴുത്തറുത്ത് കൊന്നു ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ “മോദി സർക്കാർ തിരിച്ചെത്തിയാൽ ഭരണഘടന തിരുത്തും, ഇന്ത്യയെ നശിപ്പിക്കും”: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി; നഷ്ടപെട്ടത് 13 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും ചലച്ചിത്ര നടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ ചെയ്യാം മാനിക്യൂർ‌; വീട്ടിൽ എളുപ്പം ചെയ്യുന്നത് ഇങ്ങനെ… യോഗ ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്… ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച (നവംബർ 25) രാവിലെ 11 മുതൽ നവംബർ 28ന് രാവിലെ എട്ടു വരെ വൈക്കം നഗരസഭ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവായി. മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി. പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യം, മറ്റു ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി തിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കാനും അധികാരികളെ അപകടം ബോധ്യപ്പെടുത്താനും സ്ത്രീകൾ ശ്രമിക്കണം- ടിപി അബ്ദുല്ലക്കോയ മദനി അതിജീവനം: കൗമാര വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി പുറത്തേ പറമ്പത്ത് സുകുമാരൻ യാത്രയായി നഷ്ടപരിഹാരം ലഭിക്കാത്ത വേദനയുമായി പുറത്തേ പറമ്പത്ത് സുകുമാരൻ യാത്രയായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അസ്റ്റിൽ സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു മാന്നാർ: സമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ശേഷം പ്രണയത്തിലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ( minor girl പീഡിപ്പിച്ച (molesting കേസിൽ യുവാവിനെ മാന്നാർ പൊലീസ്(Mannar police) അറസ്റ്റ് ചെയ്തു. മാന്നാർ പാവുക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ രാജീവ് (30)നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രണയത്തിൽ ആക്കിയ ശേഷം പെൺകുട്ടിയുടെ പലതരത്തിലുള്ള ഫോട്ടോകൾ പ്രതിയുടെ മൊബൈൽ ഫോണിൽ എടുക്കുകയും പെൺകുട്ടിയുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് കൈക്കലാക്കിയ പ്രതി അതുവഴി ഈ ഫോട്ടോകൾ പ്രദർശിപ്പിക്കുകയും, പിന്നീട് ഈ ഫോട്ടോകൾ വീണ്ടും മോർഫ് നടത്തി പലസ്ഥലങ്ങളിലും പ്രദർശിപ്പിക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്. Haritha Issue ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍ വിഴിഞ്ഞത്തെ വൃക്ക വില്‍പ്പന: നുണകഥകള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രവും പൊലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ Bjp ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി കോഴിക്കോട്ട് വയോധികൻ റോഡരികിൽ തീകൊളുത്തി മരിച്ചു Ballon d'Or 2021: മഴവില്ലഴകിൽ 'ഗോട്ട്' മെസി;ബാലൻ ഡി ഓർ പുരസ്കാരം നേടി ലോകത്തിന്റെ നെറുകയിൽ, അലക്സിയ വനിതാ താരം Mofia Suicide: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്, കോടതി ഇന്ന് പരിഗണിക്കും R Hari Kumar: ചരിത്രം, അഭിമാനം; നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി, ആര്‍ ഹരികുമാര്‍ ഇന്ന് ചുമതലയേൽക്കും വെൻ പാർനൽ പ്രണയം സംബന്ധമായ ജാതകം വെൻ പാർനൽ തൊഴിൽ സംബന്ധമയ ജാതകം വെൻ പാർനൽ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം സാധാരണയെന്നപോലെ വിവാഹത്തിൽ നിങ്ങൾ എത്തിച്ചേരും. മിക്കവാറും, സുഹൃത്ത് ബന്ധത്തേക്കൾ ഉപരി പ്രേമബന്ധം ഉണ്ടാവുകയില്ല. പൊതുവെ, നിങ്ങൾ പ്രേമലേഖനം ഒന്നും എഴുതുകയില്ല കൂടാതെ പ്രേമബന്ധം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലതായിരിക്കും. എന്നാൽ വേർതിക്കപ്പെട്ട വെളിച്ചമായി വിവാഹമെന്ന് നിർണയിക്കരുത്. അതിൽ നിന്നും മാറി, ഒരിക്കൽ നിങ്ങൾ വിവാഹം ചെയ്താൽ, മനുഷ്യനാൽ കഴിയുന്നവിധം വളരെ താത്പര്യത്തോട്കൂടി ആ കൂട്ടായ്മ പൊരുത്തമുള്ളതാക്കുകയും വർഷങ്ങൾ പിന്നിട്ടാലും അതിൽ മാറ്റം വരുത്തുകയുമില്ല. വെൻ പാർനൽ ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം ആരോഗ്യ കാര്യവുമായി ബന്ധപ്പെട്ട് നിങ്ങളെ ഭാഗ്യം തുണയ്ക്കും. നിങ്ങൾക്ക് മികച്ച ശരീരഘടന ആയിരിക്കും. ആരോഗ്യം എപ്പോഴും നിങ്ങളെ പിന്തുണയ്ക്കും. എന്നാൽ നിങ്ങൾക്ക് ജലദോഷം പോലുള്ള ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. പ്രായം കൂടുന്നതിനനുസരിച്ച് നിങ്ങൾ ശക്തരാണെന്ന് നിങ്ങൾ തന്നെ കരുതും. സമ്മർദ്ദം ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശമില്ലാതെ മരുന്നുകൾ കഴിക്കരുത് ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങൾ ജീവിതത്തിൽ സൗഖ്യം ഉണ്ടാകും. വെൻ പാർനൽ വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം ധാരാളം വിനോദങ്ങളിൽ നിങ്ങൾ ഏർപ്പെടും. നിങ്ങൾ അതിലേക്ക് ഒരുപാട് മൂടിപ്പൊതിയുകയും ചെയ്യും. എന്നിട്ട്, പെട്ടെന്ന് നിങ്ങൾക്ക് ശാന്തത നഷ്ടപ്പെടുകയും അവയെല്ലാം ഒരു ഭഗത്തേക്ക് മറ്റിവയ്ക്കുകയും ചെയ്യും. മറ്റൊന്ന് നിങ്ങൾ തിരയുകയും കാലക്രമേണ അതിനും ഇതേ അനുഭവം തന്നെ ഉണ്ടാവുകയും ചെയ്യും. ഈ കാര്യം ജീവിതകാലം മുഴുവനും നിങ്ങൾ തുടരും. മൊത്തത്തിൽ, നിങ്ങളുടെ വിനോദങ്ങൾ ഗണ്യമായ ആനന്തം നൽകുന്നു. ധാരാളം മാതൃകകൾ കരസ്ഥമാകി കാണുന്നതു വഴി നിങ്ങൾ അവയിൽ നിന്നും ഒരുപാട് പഠിക്കുകയും ചെയ്യും. മലപ്പുറം: വേങ്ങരയില്‍ എല്‍ഡിഎഫിന്റെ കുതിപ്പുണ്ടാവുമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. പിപി ബഷീര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനുകൂലമാവും. മണ്ഡലത്തിന്റെ മുക്കു മൂലകള്‍ വരെ തനിക്ക് ചിരപരിചിതമാണ്. മണ്ഡലത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വികസന കാര്യങ്ങളാവും തെരഞ്ഞെടുപ്പില്‍ കാര്യമായി ചര്‍ച്ചയാവുക. വികസനകാര്യത്തില്‍ വൈകിയോടുന്ന വണ്ടിയാണ് വേങ്ങര. മണ്ഡലത്തിന്റെ വികസന മുരടിപ്പ് പരിഹരിക്കാനല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. വേങ്ങര ബൈപാസ് തന്നെ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്നും എന്തിന് വേണ്ടിയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചതെന്ന് ലീഗ് ജനപ്രതിനിധി വിശദീകരിക്കണം. എന്തു പറഞ്ഞാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചതെന്നും ഉത്തരവാദിത്തം നിറവേറ്റിയോ എന്നും ജനം വിലയിരുത്തട്ടേയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് തിരൂര്‍ വൈലത്തൂരിലേക്ക് തെര്‍മോകള്‍ പ്ലേറ്റുകളുമായി വന്ന കണ്ടെയ്‌നര്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും മലപ്പുറം പുത്തനത്താണിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ബ്രസീലിയൻ റൈറ്റ് ബാക്ക് ഡാനി ആൽവേസ് സാവോ പോളോയുമായി കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. ആൽവസിന് വേതനം നല്കാൻ സാവോ പോളോക്ക് കഴിയാതിരുന്നതോടെ കരാർ അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ മുൻ ബാർസ, പിഎസ്ജി, യുവന്റസ് റൈറ്റ്-ബാക്ക് എന്നിവ ഒരു സ്വതന്ത്ര ഏജന്റാണ്, കൂടാതെ ഏത് ക്ലബിനും സൈൻ ചെയ്യാനാകും.അമേരിക്ക, ഫ്ലെമെംഗോ അല്ലെങ്കിൽ പരനെയ്ൻസ് എന്നിവരുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങൾക്ക് ശേഷം, ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് 2022 വരെ കളിക്കില്ലെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രഖ്യാപിച്ചു. എന്നാൽ ‘മുണ്ടോ ഡിപോർട്ടീവോ’യുടെ അഭിപ്രായത്തിൽ ആൾവാസുമായി മികച്ച ബന്ധം ഉണ്ടായിരുന്നിട്ടും, ഭാവിയിൽ യുവ കളിക്കാരെ ഒപ്പിടാനുള്ള തന്ത്രം മാറ്റാൻ ക്ലബ് ബോർഡിന് ഉദ്ദേശ്യമില്ല. നിലവിൽ ബാഴ്സലോണ യുവപ്രതീക്ഷയുള്ള കളിക്കാരെ സൈൻ ചെയ്യുകയും ബാർസ ബി കളിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാക്കുന്നത്. അത്കൊണ്ട് തന്നെ 38 കാരനായ ഒരു വെറ്ററൻ താരത്തെ അവർ ടീമിലെടുക്കാൻ തലപര്യപ്പെടുന്നില്ല. 2002 ൽ സ്പാനിഷ് ക്ലബായ സെവിയ്യയിൽ ചേർന്ന ഡാനി 2002 മുതൽ 2008 വരെ സെവിയ്യയിൽ തുടർന്ന ആൽവസ് കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന, രണ്ട് യുവേഫ കപ്പുകൾ, ഒരു യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടി.2008 ൽ പുതുതായി നിയമിതനായ പെപ് ഗാർഡിയോള അദ്ദേഹത്തെ ബാഴ്സലോണയിൽ എത്തിച്ചു.കാറ്റലോണിയയിൽ എത്തിയതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി ആൽവസ് മാറി. ആറ് ലാലിഗ കിരീടങ്ങൾ, നാല് കോപ്പ ഡെൽ റേ കിരീടങ്ങൾ, നാല് സൂപ്പർകോപ്പ ഡി എസ്പാന കിരീടങ്ങൾ, മൂന്ന് ചാമ്പ്യൻസ് ലീഗ്, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, മൂന്ന് ക്ലബ് ലോകകപ്പുകൾ എന്നിവ നേടി. എട്ടു വർഷത്തെ ബാഴ്സ ജീവിതത്തിനു ശേഷം ഒരു വിവാദപരമായ സാഹചര്യങ്ങളിൽ 2016 ൽ യുവന്റസിലേക്ക് ചേക്കേറി. ഒരു സീസൺ ഇറ്റലിയിൽ ചിലവഴിച്ച താരം സീരി എയും കോപ്പ ഇറ്റാലിയയും നേടി. ബ്രസീലിയൻ ബാഴ്സ സഹ താരമാവുമായ നെയ്മറുമായി ഒന്നിക്കുന്നതിനായി 2017 ൽ താരം പിഎസ്ജി യിലെത്തി.ഫ്രഞ്ച് തലസ്ഥാനത്ത് അദ്ദേഹം രണ്ട് സീസണുകൾ ചെലവഴിച്ചു, ലിഗ് 1 രണ്ടുതവണ, കൂപ്പെ ഡി ഫ്രാൻസ്, കൂപ്പെ ഡി ലാ ലിഗ്, ട്രോഫി ഡെസ് ചാമ്പ്യൻസ് എന്നിവ നേടി.2019 ൽ പാരീസ് വിട്ട ആൽവസ് ബ്രസീലിലേക്ക് തിരിച്ചു സാവോ പോളോയിൽ ചേർന്നു.അവിടെ അദ്ദേഹം വീണ്ടും വിജയം ആസ്വദിച്ചു, 2021 ൽ കാംപിയോനാറ്റോ പോളിസ്റ്റ ഉയർത്തി. ബ്രസീലിനൊപ്പം 2007 ,2019 കോപ്പ കിരീടവും 2009 ,2013 ലും കോൺഫെഡറേഷൻ കപ്പും ഒളിമ്പിക്സ് സ്വർണവും നേടി. ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനകീയ ചാനലായ ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന "ക്വയര്‍ ഫെസ്റ്റ് 2018' ഈയാഴ്ച മുതല്‍ സംപ്രേഷണം ആരംഭിക്കുന്നു ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഹാര്‍മണി നൈറ്റ് 2018 അവിസ്മരണീയമായി ന്യൂയോര്‍ക്ക് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ ഫെല്ലോഷിപ്പിന്‍രെ ആഭിമുഖ്യത്തില്‍ നവമബര്‍ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാര്‍മണി നൈറ്റ് 2018 ബ്രദര്‍ സജിത് ജോസഫിന്റെ വചന ശുശ്രൂഷ ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 5ന് ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകന്‍ ബ്രദര്‍ സജിത് ജോസഫ് 2018 ഡിസംബര്‍ 5ന് വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്ക് എല്‍മണ്ടില്‍ (60, Hill Avenue, Elmont, NY-11003) വചനശുശ്രൂഷ നിര്‍വഹിക്കുന്നു. ഗ്രേസ് കമ്മ്യൂണിറ്റി പാരഡൈയ്‌സ് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക് കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ ഈയ്യിടെ ഉണ്ടായ കാട്ടുതീയില്‍ കത്തിയമര്‍ന്ന് പാരഡൈസ് സിറ്റിയിലെ വിദ്യാലയത്തിലെ 980 കുട്ടികള്‍ക്കും, 105 അദ്ധ്യാപകര്‍ക്കും ആയിരം ഡോളറിന്റെ ചെക്ക് കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ക്രിസ്മസ് ആഘോഷം ജയ്‌സണ്‍ മാത്യു ടൊറോന്റോ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളും കരോള്‍ സര്‍വീസും നവംബര്‍ 17 ശനിയാഴ്ച കേരള ക്ലബ് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒന്നിന് അഭിവന്ദ്യ സി. എം. ജോൺ കോർ എപ്പിസ്കോപ്പ ചിലമ്പിട്ടശ്ശേരിൽ (86) ന്യൂജേഴ്‌സിയിൽ നിര്യാതനായി. ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ കോർഎപ്പിസ്ക്കോപ്പാ ആയിരുന്ന വെരി റവ. സി. എം. ജോൺ (ജോൺ അച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. 1932-ൽ കോട്ടയത്ത് ചിലമ്പിട്ടശേരിൽ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ് ഡാളസ് നാല്പതാം വാർഷിക നിറവിൽ ഷാജി രാമപുരം ഡാളസ്: 1979 ഡിസംബർ 26 ന് ഡാളസ് ഫോർട്ട് വർത്തിലുള്ള ഏകദേശം 60 ൽ പരം ക്രിസ്തിയ വിശ്വാസികൾ ചേർന്ന് ആരംഭിച്ച യുണൈറ്റഡ് ക്രിസ്ത്യൻ കരോൾ എന്ന പ്രസ്ഥാനം വളർന്ന് 2001 ൽ കേരള ഫ്‌ളോറിഡ നവകേരള മലയാളി അസോസിയേഷന്‍ 15001 ഡോളര്‍ മുഖ്യമന്ത്രിക്ക് കൈമാറി ഫ്‌ലോറിഡ: സൗത്ത് ഫ്‌ലോറിഡയിലെ നവകേരള മലയാളി അസോസിയേഷന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചും പൊതുജനങ്ങളില്‍ നിന്ന് സംഭാവന കോണ്‍സല്‍ ജനറല്‍ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് സ്വീകരണം കാലിഫോര്‍ണിയ: ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി (കാലിഫോര്‍ണിയ) ചുമതലയേറ്റ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് യു എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്‌നര്‍ ഫോറം സ്വീകരണം നല്‍കുന്നു. നവംബര്‍ 29 വാഷിംഗ്ടണ്‍ ഡി സി: നവംബര്‍ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116-ാമത് യു എസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാര്‍ട്ടി മെജോറട്ടി ലീഡറായി നാന്‍സി പെലോസിയെ ഫാമിലി കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ രണ്ട് ഇടവകകള്‍ സന്ദര്‍ശിച്ചു രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ടീം അംഗങ്ങള്‍ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയും ന്യൂയോര്‍ക്ക് വൈസ്‌മെന്‍ ക്ലബ്ബുകള്‍ നടത്തി വരുന്ന വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍.പാര്‍ലമെന്റ് സുരേഷ് ഷാ ടെക്‌സസില്‍ വെടിയേറ്റ് മരിച്ചു ലൂയിസ്വില്ല (ടെക്‌സസ് ഇന്ത്യന്‍ അമേരിക്കന്‍ സുരേഷ് ഷാ (സാം-46) ടെക്‌സസിലെ ലൂയിസ് വില്ലില്‍ നവംബര്‍ 26 തിങ്കളാഴ്ച രാത്രി 10 മണിക്ക് വെടിയേറ്റു മരിച്ചു. ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ ഫോമാ-പാലിയം ഇന്ത്യ, ഏകദിന ശില്പശാല തിരുവനന്തപുരത്ത് തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തിലും, ഫോമാ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍, രോഗീപരിചരണത്തിൽ ബദ്ധശ്രദ്ധരായ സ്ത്രീകളുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങൾ എന്ന മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വിജയം മിസ്സിസിപ്പി: നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസ്സിസിപ്പിയില്‍ നിന്നും യു എസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍ 2019ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു ആല്‍ബനി (ന്യൂയോര്‍ക്ക് ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലേയും, സ്‌കെനക്റ്റഡി, ട്രോയ് എന്നീ സിറ്റികളിലേയും പരിസരപ്രദേശങ്ങളിലേയും ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി മലയാളികള്‍ ഉദാരമായി സഹായിക്കണം: ഫ്രാന്‍സിസ് ജോര്‍ജ് ന്യൂയോര്‍ക്ക്: പ്രളയാനന്തര കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് പ്രവാസി മലയാളികള്‍ നിര്‍ലോഭം സഹായിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ പാര്‍ലമെന്റ് അംഗവുമായ സെനറ്റര്‍ കെവിന്‍ തോമസിന് മലയാളി കമ്മ്യൂണിറ്റി സ്വീകരണം നല്‍കി അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെവിന്‍ തോമസിന് ന്യൂയോര്‍ക്കിലെ മലയാളീ സമൂഹവും ടേസ്റ്റ് ഓഫ് കൊച്ചിന്‍ ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ മഹാസമാധി ദിനം ആഘോഷിച്ചു ചിക്കാഗോ: ഗീതാമണ്ഡലം ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ പന്ത്രണ്ടാമത് മഹാസമാധി ദിനം വിപുലമായി ആഘോഷിച്ചു. സനാതന ധര്‍മ്മം സനാതനമായിരിക്കുന്നത്, ഓരോ കാലഘട്ടത്തിലും ധര്‍മ്മ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സാന്ത്വന തണലായി മാറിയ താങ്ക്‌സ് ഗിവിംഗ് ദിനം ബിന്ദു ടിജി സാന്‍ ഫ്രാന്‍സിസ്‌കോ മില്‍പിറ്റസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് അംഗങ്ങള്‍ ചുറ്റുപാടു മുള്ള ഭവനരഹിതരും അശരണരുമായ സഹോദരങ്ങള്‍ക്കൊപ്പം താങ്ക്‌സ് ഗിവിംഗ് എടിഎമ്മില്‍ നിന്നും 20 ഡോളറിനു പകരം 100 ഡോളര്‍! ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍. എഫ്എം 1960- ഐ 45 ല്‍ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനില്‍ റിലീസ് ചെയ്യും ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ജനുവരി30 ന് തിരുവനന്തപുരത്തു നടത്തുന്ന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി മല്ലപ്പള്ളി സംഗമത്തിന്റെ ക്രിസ്മസ് കാരള്‍ റൗണ്ട്‌സ് നവംബര്‍ 30 മുതല്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ മല്ലപള്ളി നിവാസികളുടെ കൂട്ടയ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കാരള്‍ റൗണ്ട്‌സ് നവംബര്‍ 30 നു (വെള്ളി) ആരംഭിച്ചു തുടര്‍ന്ന് ഡിസംബര്‍ 1,14,15 ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഹൂസ്റ്റണ്‍ വിന്റര്‍ കണ്‍വെന്‍ഷന്‍ 30 നു ഹൂസ്റ്റണ്‍: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് (സി.ആര്‍.എഫ്) ന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള വിന്റര്‍ കണ്‍വെന്‍ഷന്‍ ഈ വര്ഷം നവംബര്‍ 30 നു (വെള്ളി) വൈകുന്നേരം ആറു മണിക്ക് മനാറിന്റെ കുടുംബ സംഗമം ഫെബ്രുവരി 19-ന് കോട്ടയത്ത് ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ റിട്ടേണീസിന്റെ (MANAR) ഏഴാമത് കുടുംബ സംഗമം ഫെബ്രുവരി 19-നു കോട്ടയത്തുള്ള വിന്‍സര്‍ കാസില്‍ റിസോര്‍ട്ടില്‍ വച്ചു നടത്തുന്നതാണെന്നു ഫോമാ വില്ലേജ് പദ്ധതിയിലേക്ക് ആദ്യത്തെ ചെക്ക് നല്‍കി “മനോഫ” മാതൃകയായി . ജാക്ക്സന്‍വില്‍, ഫ്ലോറിഡ: ഫോമായുടെ ഏറ്റവും പുതിയ റീജിയനായ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്ലോറിഡയുടെ (മനോഫ) വക ഒരു തിളക്കമേറിയ സംഭാവന ഫോമാ ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം വര്‍ണ്ണാഭമായി രാജു ശങ്കരത്തില്‍ പി.ആര്‍.ഒ ഫോമയുടെ 12 റീജണലുകളില്‍ ഒന്നായ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്റെ പ്രവര്‍ത്തന ഉത്ഘാടനം നവംബര്‍ 10 ശനിയാഴ്ച 1 മണിക്ക് ന്യൂജേഴ്‌സിയിലെ ഡ്യൂമൗണ്ടില്‍ ഡാളസില്‍ സംയുക്ത ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷം ഡിസംബര്‍ 1 ശനിയാഴ്ച്ച ഷാജി രാമപുരം ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ് ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്രിസ്തുമസ് ന്യുഇയര്‍ ആഘോഷം ഡിസംബര്‍ 1 ശനിയാഴ്ച്ച വൈകിട്ട് 5 മണി ഡാളസില്‍ വിസ ക്യാമ്പ് ഡിസംബര്‍ 15 നു ഡാലസ് ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കേരള അസോസിയേഷന്‍ ഓഫ് ഡാലസുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 നു രാവിലെ 10 കോളേജ് കാലത്തെ ഫലസ്തീന്‍ അനുകൂല ട്വീറ്റുകളുടെ പേരില്‍ ജൂത മാധ്യമപ്രവര്‍ത്തകയെ പുറത്താക്കി; അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധം DoolNews കോളേജ് കാലത്തെ ഫലസ്തീന്‍ അനുകൂല ട്വീറ്റുകളുടെ പേരില്‍ ജൂത മാധ്യമപ്രവര്‍ത്തകയെ പുറത്താക്കി; അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിക്കെതിരെ വ്യാപക പ്രതിഷേധം വാഷിംഗ്ടണ്‍: പഠനകാലത്ത് ഫലസ്തീനിന് അനുകൂലമായി ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ജൂതവംശജയായ മാധ്യമപ്രവര്‍ത്തകയെ പുറത്താക്കിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമപ്രവര്‍ത്തക എമിലി വൈല്‍ഡര്‍ ഫലസ്തീന്‍ അനുകൂലിയാണെന്ന് പറഞ്ഞുകൊണ്ട് തീവ്ര വലതുപക്ഷക്കാര്‍ ആരംഭിച്ച വിദ്വേഷ പ്രചാരണത്തെ തുടര്‍ന്നായിരുന്നു അസോസിയേറ്റഡ് പ്രസ് ഇവരെ പുറത്താക്കിയത്. സോഷ്യല്‍ മീഡിയ പോളിസികള്‍ ലംഘിച്ചുവെന്നാണ് തന്നെ പുറത്താക്കാനുള്ള കാരണമായി അസോസിയേറ്റഡ് പ്രസ് പറഞ്ഞതെന്നും എന്നാല്‍ ഏത് ട്വീറ്റുകളാണ് ഇതിന് കാരണമായതെന്ന് വ്യക്തമാക്കിയില്ലെന്നും എമിലി വൈല്‍ഡര്‍ പറഞ്ഞു. ജൂതവംശജയായ എമിലി വൈല്‍ഡര്‍ ഫലസ്തീനികളുടെ മനുഷ്യവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മൂന്നിനാണ് 22കാരിയായ എമിലി ജോലിയില്‍ പ്രവേശിച്ചത്. മസ്ജിദുല്‍ അഖ്‌സയിലും ഗാസയിലും ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന്റെ കൂടി പശ്ചാത്തലത്തില്‍ എമിലി പഠിച്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ തീവ്ര വലതുപക്ഷക്കാരായ ചിലര്‍ ഇവര്‍ക്കെതിരെ ക്യാംപെയ്ന്‍ ആരംഭിക്കുകയായിരുന്നു. എമിലി ഇസ്രഈല്‍ വിരുദ്ധയും ജൂതവിരുദ്ധയുമാണെന്ന് മുന്‍കാല ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ ചിലര്‍ വിദ്വേഷപ്രചരണം അഴിച്ചുവിട്ടു. ചില വലതുപക്ഷ അനുകൂല മാധ്യമങ്ങള്‍ ഇത് ചര്‍ച്ചയാക്കുക കൂടി ചെയ്തതോടെ അസോസിയേറ്റഡ് പ്രസ് എമിലിയെ പുറത്താക്കുകയായിരുന്നു. പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് കൈയ്യേറി ഫലസ്തീനികളെ മര്‍ദ്ദിച്ചു അപ്രതീക്ഷിതമായുണ്ടായ ശീതക്കാറ്റും പേമാരിയും ഐസ് വീഴ്ചയും; ഓട്ടമത്സരത്തിനിടെ ചൈനയിലെ 21 കായികതാരങ്ങള്‍ കൊല്ലപ്പെട്ടു ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂണ്‍ 14 വരെ വിലക്ക്: യു.എ.ഇ ഫലസ്തീന്‍ – ഇസ്രാഈല്‍ വിഷയത്തില്‍ പക്ഷപാതപരമായ നിലപാടുകണ്ടാകരുതെന്നും ആ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്ക് ഭീഷണിയാകരുതെന്നുമുള്ള ഉദ്ദേശങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് അസോസിയേറ്റഡ് പ്രസിന്റെ വാദം. എന്നാല്‍ താന്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങ് വിഭാഗത്തിലല്ലായിരുന്നു ജോലി ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നെ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്നും എമിലി ചൂണ്ടിക്കാട്ടുന്നു. തികച്ചും അന്യായമായ നടപടിയാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നതെന്നും എമിലി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എമിലിക്കെതിരെയുണ്ടായ നടപടിയില്‍ അസോസിയേറ്റഡ് പ്രസിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഫലസ്തീന്‍ അനുകൂല കാഴ്ചപ്പാടിന്റെ പേരില്‍ ഒരാളെ ജോലിയില്‍ നിന്നും പുറത്താക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വസ്തുതാപരം, നിഷ്പക്ഷം എന്നീ ആശയങ്ങളെ കുറിച്ച് അമേരിക്കന്‍ മാധ്യമലോകം പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിതെന്നും ഈ ആശയങ്ങള്‍ മാറ്റങ്ങളില്ലാതെ തുടരാന്‍ മാത്രമാണ് സഹായിക്കുന്നതെന്ന് മുന്‍ അമേരിക്കന്‍ നഗര വികസന വകുപ്പ് സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോ പറഞ്ഞു. വസ്തുതയും നിഷ്പക്ഷതയുമൊക്കെ ആര്‍ക്കാണ് ഇത്രയും നാള്‍ പ്രയോജനം ചെയ്തത് എന്നുകൂടി ആലോചിക്കണമെന്നും ജൂലിയന്‍ കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ കൂടുതല്‍ ന്യായവും നീതിയും പുലരാനായി പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലെന്ന് അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കിയിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യയില്‍ എത്ര സ്കൂട്ടറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടാകും. അഞ്ച് ലക്ഷം, 10ലക്ഷം? അല്ല, 28 ലക്ഷത്തിലധികം സ്കൂട്ടറുകളാണ് (ബൈക്കുകളല്ല) ഈ കാലയളവില്‍ നമ്മുടെ നിരത്തിെലത്തിയത്. സ്കൂട്ടറുകള്‍ക്കിപ്പോള്‍ നല്ലകാലമാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 35 ശതമാനവും സ്കൂട്ടറുകളാണ് കൈയടക്കിയിരിക്കുന്നത്. അത് ക്രമാനുഗതമായി വളരുകയുമാണ്. ബൈക്കുകളെയും മോപഡുകളെയും അപേക്ഷിച്ച് 18 ശതമാനത്തിെൻറ ഉയര്‍ച്ചയാണ് അഞ്ച് മാസത്തിനിടെ സ്കൂട്ടര്‍ വിപണിക്കുണ്ടായത്. ഹോണ്ട ആക്ടിവയാണ് വിൽപനയിലെ നേതാവ്. 3,35,595 ആക്ടിവകള്‍ മാത്രം ഹോണ്ടയുടേതായി നിരത്തിലിറങ്ങി. ഡിയോ, ഗ്രാസ്യ, ക്ലിക്ക്, ഏവിയേറ്റര്‍ തുടങ്ങിയവ അല്ലാതെയും വിറ്റഴിഞ്ഞു. ഇൗ നല്ല കാലത്തിലേക്കാണ് ടി.വി.എസ് എൻടോർക്കുമായി എത്തുന്നത്. യുവത്വവും സ്റ്റൈലും കരുത്തും ഒത്തിണങ്ങിയ വാഹനമാണ് എൻടോർക്. ഇന്ധനം നിറക്കാനുള്ള സൗകര്യം പുറമെ നൽകിയതും മികച്ച നീക്കമാണ്. സാധനങ്ങൾ സുക്ഷിക്കാൻ 21 ലിറ്റർ സ്ഥലമാണ് സീറ്റിനടിയിൽ നൽകിയിരിക്കുന്നത്്. 125 സി.സി എൻജിൻ മികച്ച യാത്രാനുഭവം നൽകും. 80 കിലോമീറ്റർ വേഗതയിൽവരെ ഒട്ടും വിറയലില്ലാത്ത യാത്രയാണ് വാഹനം നൽകുന്നത്. ടി.വി.എസിെൻറ തന്നെ ജൂപ്പിറ്ററിൽ നിന്നുള്ള മുന്നോട്ടുപോക്ക് എൻജിനിൽ കാണാനാകും. ടി.വി.എസ് എൻജിനീയർമാർ അവകാശപ്പെടുന്നത് എൻടോർക്കിെൻറ അഞ്ച് ഇഞ്ച് ഡിജിറ്റൽ കൺസോളിന് 30 വ്യത്യസ്ത വിവരങ്ങൾ രേഖപ്പെടുത്താനാകുമെന്നാണ്. ലാപ് മീറ്റർ, ആക്സിലറേഷൻ റെക്കോർഡർ, ടോപ് സ്പീഡ് റെക്കോർഡർ, സർവിസ് റിമൈൻഡർ തുടങ്ങിയവ കൺസോളിലുണ്ട്. എൻജിൻ താപനില, ശരാശരി വേഗം എന്നിവയും അറിയാനാകും. എൻടോർക്കിനെ കുടുതൽ സ്മാർട്ടാക്കാൻ എക്സോനെറ്റ് സംവിധാനവും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണിനെ ഇൻസ്ട്രുമെൻറ് കൺസോളുമായി ബന്ധിപ്പിക്കുന്ന വിദ്യയാണിത്. ഫോണിലേക്ക് വരുന്ന കോളുകൾ, മെസേജുകൾ, ഫോൺ ബാറ്ററി, സിഗ്നൽ സെ്ട്രങ്ത്, പാർക്കിങ് ലൊക്കേഷൻ എന്നിവയൊക്കെ ഇതിലൂടെ അറിയാം. മാപ് മൈ ഇന്ത്യയുമായി ചേർന്ന് നാവിഗേഷൻ സംവിധാനവും ടി.വി.എസ് നൽകുന്നുണ്ട്. Breaking News: വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കോവിഡിൻ്റെ അപകടാവസ്ഥ ഒഴിവാക്കുന്ന മരുന്നിൻ്റെ പേര് വെളിപ്പെടുത്തി ഗവേഷകർ ഇതുപയോഗിച്ചുള്ള അ‍ഞ്ച് ദിവസത്തെ ചികിത്സയിൽ വൈറസ് പൂർണ്ണമായും ഇല്ലാതായി´ ഹീബ്രൂ സർവകലാശാലയിലെ ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ബയോ എൻജിനീയറിങ് സെൻറർ ഡയറക്റ്റർ പ്രൊഫ. യാക്കോവ് നമിയാസ്, ന്യൂയോർക്ക് മൗണ്ട് അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി നീലേശ്വരം: പാലക്കാട്ട് പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പാട്ടുത്സവവും കളിയാട്ട മഹോത്സവവും ഫെബ്രുവരി 2 ന് സമാപിക്കും. 30 ന് പകല്‍ 2 ന് കളത്തിലരിയിടല്‍ ചടങ്ങ്. തുടര്‍ന്ന് തേങ്ങയേറ്. ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ വിവിധ തെയ്യക്കോലങ്ങള്‍ ക്ഷേത്ര തിരുമുറ്റത്ത് എത്തും. തുടര്‍ന്ന് അന്നദാനം നടക്കും. വടകരമുക്ക് കൊയലക്കുണ്ട് ഹൗസില്‍ മുഹമ്മദിന്റെ മകന്‍ പി.ഹാരിസ് (37)നെയാണ് ഇന്നലെ ഉച്ചക്ക് മീനാപ്പീസ് പരിസരത്തുവെച്ച് പോലീസ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് 50 പേക്കറ്റോളം ഹാന്‍സ്, മധു, കൂള്‍ തുടങ്ങി യ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പോലീസ് പിടിച്ചെടുത്തു. കാസര്‍കോട് മഞ്ചേശ്വരത്ത് വീണ്ടും ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ആര്‍.എസ്.എസും ഇതര സംഘപരിവാര്‍ സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളില്‍ സംബന്ധിക്കുന്നതിന് ഇതര മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മറ്റും ഒരുങ്ങികഴിഞ്ഞു. യുവസേന മജീര്‍പ്പള്ള എന്ന പേരിലാണ് പോസ്റ്റര്‍. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരം താലൂക്കില്‍പ്പെട്ട വോര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പള്ളയിലാണ് ഹിന്ദു അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവുക. ഈ മാസം 29 നാണ് മത്സരം. യുവസേന മജീര്‍പ്പള്ള എന്ന സാംസ്‌കാരിക സംഘടനയുടെ ബാനറിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്തരം കായിക മത്സരങ്ങള്‍ നടത്തി വര്‍ഗീയത പ്രചരിപ്പിക്കുന്ന കളികളും മറ്റും മഞ്ചേശ്വരത്ത് സാധാരണമാണ്. മുമ്പ് ഉപ്പള ബേക്കുറിലും പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ബെരിപ്പദവിലും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ശ്രീദേവി സേവാസമിതിയും മറ്റൊരു സംഘ്പരിവാര്‍ സംഘടനയും ഹിന്ദു ക്രിക്കറ്റ് കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെക്കുകയും പോലീസ് അനുമതി നേടുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പോലീസ് അനുമതി റദ്ദാക്കി. പിന്നീട് ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. പോലീസ് നടപടിയെടുത്താല്‍ നേരിടുമെന്നായിരുന്നു വിഷയത്തില്‍ ബി.ജെ.പി നേതൃത്വമടക്കം അന്ന് പ്രതികരിച്ചത്. കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ അവയര്‍നസിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാര്‍ വനിതകളുടെ പങ്കാളിത്തം കൊണ്ടു ശ്രെദ്ധേയമായി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് സീനിയര്‍ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോക്ടര്‍ നിഷ പിള്ളയാണ് വനിതകള്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ അവെര്‍നെസ്സ്‌ക്ലാസ് എടുത്തത്. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ് അദ്ധ്യക്ഷത വഹിച്ചു. ലേഡീസ് വിങ് സെക്രട്ടറി ലക്ഷ്മി സന്തോഷ് സ്വാഗതവും, ജോ. സെക്രട്ടറി ഷാമില ഇസ്മയില്‍ നന്ദിയും പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍, സെക്രട്ടറി കിഷോര്‍ കുമാര്‍, ലേഡീസ് വിങ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, ഹോസ്പിറ്റല്‍ -ചാരിറ്റി വിങ് കണ്‍വീനര്‍ ജിബി ജോണ്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ സെഷനു ശേഷം അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടര്‍ മറുപടി നല്‍കി. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല ജോലി നഷ്ടമായി രോഗവും ബന്ധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് നവയുഗം തുണയായി ജോലി നഷ്ടമായി രോഗവും ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് നവയുഗം തുണയായി. തൂലികയുടെ മാന്ത്രികതയാല്‍ മലയാളികളെ മയക്കിയ അപൂര്‍വ്വപ്രതിഭയായിരുന്നു ബിച്ചു തിരുമല: നവയുഗം ലാല്‍കെയേഴ്‌സ് എന്റെ നാട് എന്റെ കേരളം സമ്മാനദാനം നടത്തി നവയുഗം സനീഷ് കുടുംബസഹായ ഫണ്ട് കൈമാറി. അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു ദേവാലയങ്ങൾ അടച്ചിട്ടില്ലെങ്കിൽ ആക്രമിക്കും: നൈജീരിയൻ ക്രൈസ്തവർക്ക് മുന്നറിയിപ്പുമായി ഫുലാനി തീവ്രവാദികള്‍ ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു. പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും ഇമ്മാനുവേല്‍ മിഷന്‍ വാര്‍ഷിക സമ്മേളനം ഒക്.29-31 വരെ ശാരോന്‍ ഫെലോഷിപ്പ് ജനറല്‍ കണ്‍വന്‍ഷന്‍ നവം. 25 മുതല്‍ ഡിസം. 1 വരെ യുപിസി ഐക്യ പ്രാര്‍ത്ഥനാസമ്മേളനം ഒക്. 6 ന് ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിച്ചാൽ ഇനി പിടിവീഴും അപകടങ്ങള്‍ കൂടുന്നു; റെയില്‍ പാളം മുറിച്ചു കടന്നാല്‍ ആറു മാസം തടവും 1000 രൂപ പിഴയും ഉറപ്പ്; നടപടി കര്‍ശനമാക്കി ഇന്ത്യന്‍ റെയില്‍വേ‍ റിസര്‍വേഷനില്ലാത്ത തീവണ്ടികളില്‍ ഇന്നുമുതല്‍ സീസണ്‍ ടിക്കറ്റ്‌ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’ വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട് ചലച്ചിത്ര–സീരിയൽ നടി കോഴിക്കോട് ശാരദ അന്തരിച്ചു വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അഞ്ജു ബോബി ജോര്‍ജിന് സൂപ്പര്‍ ബൗള്‍ ചാമ്പ്യനായ സ്റ്റീഫന്‍ വിസ്‌നെവ്‌സ്‌കി എന്‍ എഫ് എല്‍ നിന്ന് വിരമിച്ച് പാസ്റ്ററാവുന്നു; പ്രഖ്യാപനവുമായി താരം ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു. പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും. ഇമ്മാനുവേല്‍ മിഷന്‍ വാര്‍ഷിക സമ്മേളനം ഒക്.29-31 വരെ ഈ മാസം 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധം തിരുവനന്തപുരം: 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ ബസ് കണ്‍സഷൻ അടക്കമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് യൂണിഫോം നിർബന്ധമാക്കിയത് റെക്കോർഡുകൾ തകർത്ത് “ദി ചോസൺ’ വിറ്റുതീർന്നത് ആറരലക്ഷം ടിക്കറ്റുകൾ ബൈബിൾ ടി.വി പരമ്പരയായ ‘ദ ചോസൺ’ ടീം, ക്രിസ്മസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ റിലീസ് ചെയ്ത സ്‌പെഷഷൽ സിനിമയ്ക്ക് ഗംഭീര പ്രതികരണം. ‘ക്രിസ്മസ് വിത്ത് ചോസൺ: ദ മെസഞ്ചേഴ്‌സ്’ പുതുവർഷ ഇരുട്ടടി: രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരുന്നു ദില്ലി പുതുവർഷത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ റിയാദ്: രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന പുതിയ നേട്ടവുമായി സൗദി. ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിലൊന്നായി സൗദി അറേബ്യയിലെ റിജാല്‍ അല്‍മാ വിനോദ സഞ്ചാര സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 11 മരുന്നുകൾ നിരോധിച്ചു തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ എങ്കില്‍ അതു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം ഗര്‍ഭഛിദ്രത്തെ പ്രകീര്‍ത്തിച്ച് അമേരിക്കയില്‍ സാത്താന്‍ ആരാധകരുടെ പരസ്യ ബോര്‍ഡുകള്‍ പാസ്റ്റര്‍ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി യു എ ഇ ആരോഗ്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ അമിന്‍ ഹുസൈന്‍ അല്‍ അമിരിയാണ് മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത്. 762 മരുന്നുകളുടെ വിലയാണ് കുറയ്ക്കുന്നത്. രണ്ട് ശതമാനം മുതല്‍ 63 ശതമാനം വരെയാണ് വില കുറയുക. വില കുറയ്ക്കുന്നത് സംബന്ധിച്ച് വിവിധ മരുന്ന് നിര്‍മ്മാണ കമ്പനികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. 39 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ 762 മരുന്നുകളുടെ വില കുറയ്ക്കുന്നത്. 657 മരുന്നുകളുടെ വില സെപ്റ്റംബര്‍ ആദ്യം മുതല്‍ കുറയും. മറ്റ് 105 മരുന്നുകളുടെ വിലയില്‍ 2017 ജനുവരി മുതലാണ് കുറവുണ്ടാവുക. ഹൃദ്രോഗ സംബന്ധിയായ 135 മരുന്നുകളുടെ വില കുറയും. നാഡി സംബന്ധമായ അസുഖങ്ങള്‍ക്കുള്ള 115 മരുന്നുകള്‍ക്കും സാംക്രമിക രോഗങ്ങള്‍ക്കുള്ള 84 മരുന്നുകള്‍ക്കും വിലയില്‍ കുറവുണ്ടാകും. വില കുറയുന്ന മറ്റ് വിഭാഗങ്ങള്‍ ഇവയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ 72, ഗൈനക്കോളജി, മൂത്രാശയ രോഗങ്ങള്‍ 35, ത്വക്ക് രോഗങ്ങള്‍ 35. യു.എ.ഇയില്‍ അവശ്യമരുന്നുകളുടെ വില കുറയ്ക്കാനുള്ള സംവിധാനം അധികൃതര്‍ കൈക്കൊള്ളുന്നത് 2011 മുതലാണ്. ഇതുവരെ 8725 മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തിയത്. ഭാവിയിലും മരുന്നുകളുടെ വില കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. Kodiyeri Balakrishnan ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ വിമര്‍ശനവുമായി കോടിയേരി മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ബോഡിമെട്ടിൽ മണ്ണിടിച്ചിൽ: കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും ഗതാഗതം തടസപ്പെട്ടു K Sudhakaran കെ പി സാജു ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡണ്ട്;ഡയറക്ടർ ബോർ‍ഡിന്റെ കാലാവധി മൂന്ന് വർഷം Russia ഇന്ത്യ-റഷ്യ ആയുധക്കരാര്‍ ഒപ്പുവെച്ചു; റഷ്യയില്‍ നിന്ന് AK 203 തോക്കുകള്‍ വാങ്ങും B R Shetty സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ യുകെ കോടതിയെ സമീപിച്ച് ബി ആര്‍ ഷെട്ടി Kodiyeri Balakrishnan ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ വിമര്‍ശനവുമായി കോടിയേരി khushbu 20 കിലോ ഭാരം കുറച്ചു, നിങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രം വെയ്റ്റ് ലോസ് ചിത്രം പങ്കുവച്ച് ഖുശ്ബു കശ്മീരില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു, മകന്റെ ജീവത്യാഗത്തില്‍ അഭിമാനമെന്ന് പിതാവ് Express Kerala ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍ റഷ്യയ്ക്ക് കൈ കൊടുത്ത് ഇന്ത്യ; സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു വര്‍ക്ക് – ലൈഫ് ബാലന്‍സ്; രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് ചട്ടം തയ്യാറാക്കാന്‍ കേന്ദ്രം ഐ ലീഗിൽ ഇത്തവണ കെങ്ക്രെ എഫ് സിയും ഇന്ത്യൻ സൂപ്പർ ലീഗ്: ജംഷഡ്പൂർ എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും പൊടിപൊടിക്കുന്ന ചൈനീസ് കൂറ ബിസിനസിന്റെ വിശേഷങ്ങൾ ഒമിക്രോൺ: യാത്ര നിബന്ധനകൾ കർശനമാക്കി വിദേശ രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഉപരോധം തീർത്ത് കുവൈറ്റ്; കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്ക് ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍; ഭീഷണിക്ക് വഴങ്ങാന്‍ എന്നെ കിട്ടില്ല, പോരാട്ട വീര്യം ചോര്‍ന്നുപോകുന്നതല്ല മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കി കുവൈത്ത് | കശ്മീരില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു, മകന്റെ ജീവത്യാഗത്തില്‍ അഭിമാനമെന്ന് പിതാവ് ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജന്മദിനത്തില്‍ സൈനികന് വീരമൃത്യു. മധ്യപ്രദേശിലെ സാത്‌ന ഗ്രാമത്തിലെ കന്‍വീര്‍ സിങ്ങാണ് തന്റെ 23-ാം ജന്മദിനത്തില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. മകനു ജന്മദിനാശംസകള്‍ അറിയിക്കാന്‍ തയാറായി നിന്ന കുടുംബത്തെ തേടി കന്‍വീര്‍ സിങ്ങിന്റെ മരണവാര്‍ത്തയെത്തിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. ഭോപ്പാലില്‍ നിന്നും 400 കിലോ.മീറ്റര്‍ അകലെയാണ് കന്‍വീര്‍ സിങ്ങിന്റെ ജന്മദേശം സ്ഥിതി ചെയ്യുന്നത്. കന്‍വീറിന്റെ വിളിക്കായി കാത്തിരുന്ന കുടുംബത്തെ അദ്ദേഹത്തിന്റെ മേധാവിയാണ് ഷോപിയാനില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കന്‍വീര്‍ സിങ് കൊല്ലപ്പെട്ടെന്ന സന്ദേശം അറിയിച്ചത്. ‘ഒരു മുന്‍ സൈനികനെന്ന നിലയില്‍ അവന്റെ മരണത്തോട് ധൈര്യപൂര്‍വം പ്രതികരിക്കാന്‍ എനിക്കായി. പക്ഷേ അവന്റെ അമ്മക്ക് അത് താങ്ങാനായില്ല. 2017ല്‍ രജ്പുത് റജിമെന്റിലാണ് കന്‍വീര്‍ സിങ് ആദ്യമായി ജോലിക്കെത്തിയത്. രാജ്യത്തെ സേവിക്കുന്നതിനാണ് അവന്‍ സൈന്യത്തില്‍ ചേര്‍ന്നത്. തീവ്രവാദികളെ തുരത്താനായി മകന്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനമുണ്ടെന്നും’ കന്‍വീര്‍ സിങ്ങിന്റെ പിതാവ് രവി സിങ് പറഞ്ഞു. കന്‍വീര്‍ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടിലെത്തിക്കും. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സ്വകാര്യതകൾ ചോർത്തിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ, വിശദമായി അറിയാൻ👇🏼 MalluChronicle ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സ്വകാര്യതകൾ ചോർത്തിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ, വിശദമായി അറിയാൻ👇🏼 ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സ്വകാര്യതകൾ ചോർത്തിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ, വിശദമായി അറിയാൻ👇🏼 ഡൗണ്‍ലോഡ് ചെയ്താല്‍, ആപ്പുകള്‍ തല്‍ക്ഷണം ഉപയോക്താക്കളുടെ ഉപകരണ ലൊക്കേഷന്‍, ഐഎംഇഐ, ഫോണ്‍ നമ്പര്‍ എന്നിവ പരിശോധിക്കാന്‍ തുടങ്ങും. ഗൂഗിളിനൊപ്പം ആന്‍ഡ്രോയിഡ് (Android) ഉപയോക്താക്കള്‍ക്ക് മറ്റൊരു മോശം വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുവെന്നു സംശയിക്കുന്ന നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ (Google Play Store) നിന്നും നിരോധിച്ചിരിക്കുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ ആപ്ലിക്കേഷനുകളില്‍ ‘UltimaSMS’ എന്ന് വിളിക്കപ്പെടുന്ന ഒരു മാല്‍വെയര്‍ ഫീച്ചര്‍ ചെയ്യുന്ന ആപ്പ് (Apps) പോലുമുണ്ട്. ഇത് കൂടുതല്‍ ഉപയോക്താക്കളെ വലയില്‍ വീഴ്ത്തിയതായും അവര്‍ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. നീക്കംചെയ്യുന്നതിന് മുമ്പ് ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുവെന്ന് കരുതുന്നു. ഇഷ്ടാനുസൃത കീബോര്‍ഡുകള്‍, ക്യുആര്‍ കോഡ് സ്‌കാനറുകള്‍, വീഡിയോ, ഫോട്ടോ എഡിറ്ററുകള്‍, സ്പാം കോള്‍ ബ്ലോക്കറുകള്‍, ക്യാമറ ഫില്‍ട്ടറുകള്‍, ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജനപ്രിയ സേവനങ്ങളുമായാണ് ഈ ആപ്പുകള്‍ വേഷംമാറി തട്ടിപ്പ് നടത്തിയത്. അവാസ്റ്റ് പറയുന്നതനുസരിച്ച്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലെ പരസ്യങ്ങള്‍ വഴിയും ആപ്പുകള്‍ പ്രമോട്ടുചെയ്യുന്നു, ഇവയെല്ലാം അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഡൗണ്‍ലോഡ് ചെയ്താല്‍, ആപ്പുകള്‍ തല്‍ക്ഷണം ഉപയോക്താക്കളുടെ ഉപകരണ ലൊക്കേഷന്‍, ഐഎംഇഐ, ഫോണ്‍ നമ്പര്‍ എന്നിവ പരിശോധിക്കാന്‍ തുടങ്ങും. ഈ എസ്എംഎസിന് ടെക്സ്റ്റ് സ്‌കാം എന്നു സംശയിക്കാത്ത വിധം ഉപയോക്താക്കളെ പ്രീമിയം സേവനങ്ങളിലേക്ക് സൈന്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതു കാരണം ആന്‍ഡ്രോയിഡ് ഉടമകള്‍ക്ക് പ്രതിമാസം 40 ഡോളര്‍ എങ്കിലും ചിലവാകും. ആവസ്റ്റിലെ സാങ്കേതിക വിദഗ്ധരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഈ ഭീഷണിയെക്കുറിച്ച് ഗൂഗിളിനെ അറിയിച്ചയുടന്‍ ആപ്ലിക്കേഷനുകള്‍ തല്‍ക്ഷണം നിരോധിച്ചു. ഒരു ഉപയോക്താവ് ആപ്പ് തുറക്കുമ്പോള്‍, ആപ്പ് ഉപയോഗിക്കുന്നതിന്, അവരുടെ ഫോണ്‍ നമ്പറും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ ഇമെയില്‍ വിലാസവും നല്‍കാന്‍ അവരോട് ആവശ്യപ്പെടും. ഇങ്ങനെ സമര്‍പ്പിക്കുകയാണെങ്കില്‍, ഈ ഘട്ടം ഉപയോക്താവിനെ പ്രീമിയം എസ്എംഎസ് സബ്സ്‌ക്രിപ്ഷനായി സൈന്‍ അപ്പ് ചെയ്യുന്നു. പ്ലേ സ്റ്റോറില്‍ നന്നായി നിര്‍മ്മിച്ച ആപ്പ് പ്രൊഫൈലുകള്‍ വഴി ആപ്പുകള്‍ യഥാര്‍ത്ഥ ആപ്പുകളായി വേഷംമാറിയാണ് കബളിപ്പിക്കല്‍ നടത്തുന്നത്. ഈ പ്രൊഫൈലുകള്‍ നന്നായി എഴുതിയ വിവരണങ്ങളോടെ ആകര്‍ഷകമായ ഫോട്ടോകള്‍ അവതരിപ്പിക്കുന്നു, കൂടാതെ പലപ്പോഴും ഉയര്‍ന്ന അവലോകന ശരാശരിയുമുണ്ട്. എന്നിരുന്നാലും, സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, അവര്‍ക്ക് പൊതുവായ സ്വകാര്യതാ നയ പ്രസ്താവനകള്‍ ഉണ്ട്, പൊതുവായ ഇമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന ഡെവലപ്പര്‍ പ്രൊഫൈലുകള്‍ ഫീച്ചര്‍ ചെയ്യുന്നു. എന്നാല്‍ പലര്‍ക്കും ഉപയോക്താക്കളില്‍ നിന്ന് നിരവധി നെഗറ്റീവ് അവലോകനങ്ങള്‍ ഉണ്ട്, അത് ആപ്പുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്നു. നിര്‍ഭാഗ്യവശാല്‍, കുട്ടികള്‍ ഈ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതായാണ് റിപ്പോര്‍ട്ട്. Previous: പടക്കക്കടയിൽ വൻ തീപിടുത്തം അഞ്ച് പേർ മരിച്ചു.. റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. – SHOPPEX NIGERIA on റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. December 2, 2021 […] റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ … […] Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. കൊറോണ വൈറസ് (COVID-19) മഹാമാരി വേളയിൽ കണക്‌റ്റ് ചെയ്ത നിലയിൽ തുടരുന്നതിന് WhatsApp-ന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുമായി കണക്റ്റ് ചെയ്യാൻ WhatsApp നിങ്ങളെ സഹായിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ ശ്രദ്ധ നൽകാനും ഏറ്റവും പുതിയ ഔദ്യോഗിക ആരോഗ്യ വിവരങ്ങൾ അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കാനും വിവരങ്ങൾ ഉത്തരവാദിത്തത്തോടെ പങ്കിടാനുമായി WhatsApp ഉപയോഗിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ. നിങ്ങൾ WhatsApp-ൽ പുതിയതാണെങ്കിലോ ഒരു റിഫ്രെഷർ ആവശ്യമുണ്ടെങ്കിലോ, എങ്ങനെ ആരംഭിക്കാം എന്നതിനെ കുറിച്ചുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ. നിങ്ങൾക്ക് ഒത്തുചേരാൻ കഴിയുന്നില്ലെങ്കിൽ പോലും ബന്ധങ്ങൾ നിലനിർത്താനും പ്രിയപ്പെട്ടവർക്ക് പിന്തുണ നൽകാനും ഗ്രൂപ്പുകള്‍, വോയ്സ്, and വീഡിയോ കോളുകൾ എന്നിവ പോലുള്ള WhatsApp ഫീച്ചറുകൾ ഉപയോഗിക്കൂ. പ്രാദേശിക, ദേശീയ, ആഗോള സംഘടനകളുമായി കണക്റ്റ് ചെയ്യുക. ഏറ്റവും പുതിയ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ലോകാരോഗ്യ സംഘടനയോ നിങ്ങളുടെ ദേശീയ ആരോഗ്യ മന്ത്രാലയമോ പോലുള്ള വിശ്വസനീയ ഉറവിടങ്ങളെ ആശ്രയിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന മെസേജുകളെ കുറിച്ച് ചിന്തിക്കുക, കാരണം കൊറോണ വൈറസിനെ കുറിച്ച് നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളെല്ലാം സത്യമായിരിക്കണമെന്നില്ല. മറ്റ് വിശ്വസനീയമായ ഔദ്യോഗിക ഉറവിടങ്ങളോ വസ്തുതാ പരിശോധകരോ+1 (727) 2912606 എന്ന നമ്പറിൽ ഇൻ്റർനാഷണൽ ഫാക്റ്റ്-ചെക്കിംഗ് നെറ്റ്‌വർക്കിൻ്റെ (IFCN) വസ്തുതകൾ പരിശോധിക്കുന്ന ചാറ്റ്ബോട്ട് വഴിയോ വസ്തുതകൾ പരിശോധിക്കുക. എന്തെങ്കിലും സത്യമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് ഫോർവേഡ് ചെയ്യരുത്. ഈ വെല്ലുവിളിയോട് നിങ്ങൾ പ്രതികരിക്കുന്നത് പോലെ തന്നെ, കമ്മ്യൂണിറ്റി ലീഡർമാർക്ക് പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്. കൊറോണ വൈറസിനെ കുറിച്ച് ആളുകൾ ഏറെ ആശങ്ക വച്ച് പുലർത്തുന്ന ഈ വേളയിൽ, നിങ്ങളുടെ കമ്മ്യൂണിറ്റിയെ കാര്യങ്ങൾ അറിയിക്കാനും കണക്റ്റ് ചെയ്ത നിലയിൽ തുടരാനും നിങ്ങൾക്ക് WhatsApp എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ രോഗികളുമായി കണക്റ്റ് ചെയ്യുന്നതും കമ്മ്യൂണിറ്റിയെ കാര്യങ്ങൾ അറിയിക്കുന്നതും റിമോട്ട് കോൺഫറൻസുകൾ ഹോസ്റ്റ് ചെയ്യുന്നതും പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് അതിവേഗ പ്രതികരണങ്ങൾ സജ്ജമാക്കുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക. WhatsApp-ൽ നിങ്ങളുടെ വിദ്യാർത്ഥികളുമായി കണക്‌റ്റ് ചെയ്യുന്നതും അസൈൻമെന്റുകൾ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതും ടെക്സ്റ്റുകളുടെയും ശബ്‌ദ മെസേജുകളുടേയും രൂപത്തിൽ പാഠങ്ങൾ പങ്കിടുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക. നിങ്ങളുടെ സംഘടനയെ പരിചയപ്പെടുത്തുന്നതും നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുന്നതും കൃത്യവും സമയബന്ധിതവുമായ വിവരങ്ങൾ പങ്കിടുന്നതും നിങ്ങളുടെ ടീമിനെ ഏകോപിപ്പിക്കുന്നതും പൊതുവായ ചോദ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതും മറ്റും. നിങ്ങളുടെ കസ്റ്റമർമാരുമായി കണക്റ്റ് ചെയ്ത നിലയിൽ തുടരുന്നതും നിലവിലെ പ്രവൃത്തി സമയം പങ്കിടുന്നതും പിക്കപ്പുകളും ഡെലിവറികളും കൂടുതൽ കാര്യക്ഷമമാക്കുന്നതും പതിവ് ഇൻവെന്ററി അപ്‌ഡേറ്റുകൾ നൽകുന്നതും മറ്റും എങ്ങനെയെന്ന് മനസ്സിലാക്കുക. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ആളുകൾ സ്വന്തം കമ്മ്യൂണിറ്റികളുമായി കണക്‌റ്റ് ചെയ്യാൻ WhatsApp ഉപയോഗിക്കുന്നത് എങ്ങനെയെന്ന് കാണുക: പാകിസ്ഥാനിൽ, ഏറ്റവും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു WhatsApp ഗ്രൂപ്പ് 21 മില്യൺ രൂപ സമാഹരിച്ചു: ലേഖനം ഇവിടെ വായിക്കൂ > ഒരു കൂട്ടം ഇറ്റാലിയൻ മേയർമാർ WhatsApp ഉപയോഗിച്ച് ബന്ധം നിലനിർത്തുന്നു: ലേഖനം ഇവിടെ വായിക്കൂ > അടച്ചുപൂട്ടുന്നതിനിടയിലും ഇറ്റലിയിലെ നേപ്പിൾസിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം തുടരുന്നു, കുടുംബങ്ങൾക്ക് അസൈൻമെന്റുകൾ എത്തിക്കാൻ ഇവർ WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ > പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കാനായി സമൂഹത്തെ അണിനിരത്താൻ ഹോങ്കോങ്ങിലെ ഒരാൾ WhatsApp-നെ ഉപയോഗപ്പെടുത്തുന്നു: ലേഖനം ഇവിടെ വായിക്കൂ > കൊറോണ കാലത്ത് ജോലി കണ്ടെത്താനായി സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിന് ജോർദാനിലെ ഒരു തൊഴിൽ ശാക്തീകരണ പ്രോഗ്രാം WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ > ആശുപത്രികളുടെ ശേഷിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് പാരീസിലെ മെഡിക്കൽ പ്രൊഫഷണലുകൾ ഒരു WhatsAp ഗ്രൂപ്പ് രൂപീകരിച്ചു: ലേഖനം ഇവിടെ വായിക്കൂ > ഇന്ത്യയിലെ കോയമ്പത്തൂരിലുള്ള ഉദ്യോഗസ്ഥർ WhatsApp വഴിയാണ് മീറ്റിംഗുകൾ നടത്തുന്നത്:ലേഖനം ഇവിടെ വായിക്കൂ > സിറിയയിലെ അഭയാർഥി ക്യാമ്പുകളിലെ അധ്യാപകർ മാതാപിതാക്കളുമായി വീഡിയോ പാഠങ്ങൾ പങ്കിടാൻ WhatsApp ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ > ഇന്ത്യയിൽ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ തങ്ങളുടെ സമപ്രായക്കാർക്കിടയിൽ കൊറോണ വൈറസിനെക്കുറിച്ച് അവബോധം വളർത്താൻ WhatsApp ഗ്രൂപ്പുകൾ ഉപയോഗിക്കുന്നു: ലേഖനം ഇവിടെ വായിക്കൂ > ബ്രസീലിലെ ഫ്ലോറിയാനോപോളിസിലെ രോഗികൾക്ക് ഇപ്പോൾ WhatsApp ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം: ലേഖനം ഇവിടെ വായിക്കൂ > ജയലളിതയുടെ വിയോഗം അണ്ണാ ഡി.എം.കെയില്‍ സൃഷ്ടിച്ച നേതൃശൂന്യതയിലേക്ക് കടന്നുകയറിയ മോദിയുടെ അഭിമാനപ്രശ്നമാണ് തമിഴ്നാട്ടില്‍ സഖ്യത്തി‍െന്‍റ വിജയം. അതിലേറെ എടപ്പാടിയുടെ നിലനില്‍പ്പി‍െന്‍റ വിഷയവും. ജയയുടെ മരണശേഷം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.െഎ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി അണ്ണാ ഡി.എം.കെ നേതാക്കളെ വരുതിയില്‍ നിര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞു. പാര്‍ലമെന്‍റില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ബില്ലുകള്‍ പാസാക്കിയത് അണ്ണാ ഡി.എം.കെയുടെ സഹായത്തോടെയായിരുന്നു. ജയിലില്‍ പോകുന്നതിനു മുമ്ബ് ശശികല മുഖ്യമന്ത്രിപദം വിശ്വസ്തനായ എടപ്പാടി പളനിസാമിയെയാണ് ഏല്‍പിച്ചത്. അവരുടെ കാലില്‍ സ്രാഷ്ടാംഗം പ്രണമിച്ച്‌ മുഖ്യമന്ത്രിയായ എടപ്പാടി അവരെ പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കി സ്വന്തംനില ഭദ്രമാക്കി. എതിരാളിയായ ഒ. പന്നീര്‍സെല്‍വത്തെ ഒതുക്കി കൂടെനിര്‍ത്താനും എടപ്പാടിക്ക് കഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ സ്വാധീനം തെരഞ്ഞെടുപ്പില്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം. എം.കെ. സ്റ്റാലിനെ കലൈഞ്ജര്‍ കരുണാനിധിയുടെ നേരവകാശിയായി തമിഴ് മക്കള്‍ കരുതുന്നുവെന്ന് ഉറപ്പിക്കണമെങ്കില്‍ ഡി.എം.കെ സഖ്യത്തിന് ജയിച്ചേ തീരൂ. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിെന്‍റ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനമാണ് അവരുടേത്. ശക്തമായ ഒാണ്‍ലൈന്‍ കാമ്ബയിനുകളും തമിഴകം ഇന്നേവരെ കാണാത്ത പ്രചാരണ രീതികളും ഡി.എം.കെ കാഴ്ചവെക്കുന്നു. കനിമൊഴി, ഉദയ്നിധി സ്റ്റാലിന്‍ തുടങ്ങിയവരും ഇതിനകം ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കി. മുന്നണി ബലവും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയും അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വം. കരുണാനിധിയുടെ മൂത്തമകന്‍ എം.കെ. അഴഗിരി ഇടക്ക് കലാപമുയര്‍ത്തിയെങ്കിലും ഇപ്പോള്‍ നിശ്ശബ്ദനാണ്. Previousസൗദിയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി Nextഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഏകപക്ഷീയമായി മാറ്റിയെന്നാരോപിച്ച്‌ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം മഹാരാഷ്ട്ര എംപിയെ മരിച്ച നിലയില്‍ കണ്ടെത്തി ആത്മഹത്യയെന്ന് സംശയം കൊറോണ; 24 മണിക്കൂറിനിടെ രാജ്യത്ത് 1,03,558 പേർക്ക് രോഗം സ്ഥിരീകരിച്ചു ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് നടക്കും ഗ്രെറ്റ പങ്കിട്ട ‘ടൂള്‍കിറ്റ്’ അപ് ലോഡ് ചെയ്ത വ്യക്തിയാര് ഗൂഗിളിന്റെ സഹായം തേടി ഡല്‍ഹി പോലീസ് ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടകം ഒമിക്രോൺ അതീവ അപകടകാരി; ജാഗ്രത കൈവിടരുത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ കൊറോണ: സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കൂടി രോഗം, പരിശോധിച്ചത് 54,309 സാംപിളുകൾ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു ഖുറാൻ പാരായണത്തിനായി ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ ഏകീകൃത കുർബാന; തൃശൂർ അതിരൂപതയിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം; മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ചു സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയവർക്ക് കൊറോണ; നിരീക്ഷണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്നുള്ളവർക്കും പരിശോധന കണ്ണൂരിൽ തീവ്രവാദ പ്രവർത്തനം വ്യാപകമാക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നു: എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യം സിപിഎമ്മിന്റെതെന്ന് സന്ദീപ് വചസ്പതി സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയവർക്ക് കൊറോണ; നിരീക്ഷണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്നുള്ളവർക്കും പരിശോധന ഒമിക്രോൺ:ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം ബിജെപി ഭരണകാലത്ത് കലാപങ്ങളോ, കർഷകരുടെ ആത്മഹത്യയോ ഉണ്ടായിട്ടില്ല ഉത്തർപ്രദേശിൽ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്ന് യോഗി ആദിത്യനാഥ് പരസ്പരം ഗ്രാമങ്ങൾ സമ്മാനിക്കാനൊരുങ്ങി ഉത്തർപ്രദേശും ബിഹാറും: ഏഴ് ഗ്രാമങ്ങൾ കൈമാറും, കേന്ദ്രാനുമതി തേടി കോവിഡിന്റെ പുതിയ വകഭേദം: ആറു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബഹ്‌റൈന്‍ പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ ഫെറാന്‍ ടോറസിനെ സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ ബാഴ്സലോണ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നയന്‍താര പുതിയ വീട് വാങ്ങുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ തിങ്കളാഴ്ച ലോക്സഭയിൽ രാജ്യത്ത് വീണ്ടും പതിനായിരത്തിൽ താഴെ കൊറോണ രോഗികൾ; രോഗമുക്തി നിരക്ക് ഉയരുന്നു മൊബൈൽ ആപ്പ് വഴി 3000 കടമെടുത്തു; യുവാവിന്റെ ഫോണിലുള്ള നമ്പറുകളിലേക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങൾ; കൂടുതൽ പണം ആവശ്യപ്പെട്ടും ഭീഷണി ട്രെയിൻ തട്ടി; ആലുവയിൽ ട്രാൻസ്‌ജെൻഡർ യുവതിയ്‌ക്ക് ദാരുണാന്ത്യം വില്യംസണെ പുറത്താക്കി ഉമേഷ് യാദവ്; കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 രാഷ്‌ട്രപതിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസ് രണ്ടാം പ്രതി ഉമ്മർ കുട്ടി അറസ്റ്റിൽ ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നത് എന്നാണ്’; ചേരി തിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ആണെന്ന് മുഖ്യമന്ത്രി റിസർവ്വ് ബാങ്ക് നിയന്ത്രണം സഹകരണമേഖലയെ തകർക്കാൻ; സംഘപരിവാറിന്റേത് ആസൂത്രിത നീക്കം: മുഖ്യമന്ത്രി കൊറോണ “ഒമിക്രോൺ” വൈറസിന്റെ വ്യാപനം: അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി, ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും പമ്പ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ദുരിത പര്‍വ്വം. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബർ പകുതിയോടെ;14 രാജ്യങ്ങളെ ഒഴിവാക്കി പ്ലസ് വണിന് പുതിയ 50 താല്‍ക്കാലിക ബാച്ചുകള്‍; സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ ശിപാര്‍ശ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കും ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; അനധികൃതമായി പണം കണ്ടെത്തി റഷ്യയിലെ കൽക്കരി ഖനി ദുരന്തം; മരിച്ചവരിൽ രക്ഷാപ്രവർത്തകരും; ഡയറക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനം ഉത്തർപ്രദേശ് കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിലും ഒന്നാമത്; വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി ആദിത്യനാഥ് മാതാവ് മൊബൈൽ ഫോൺ നൽകിയില്ല 15 കാരൻ ആത്മഹത്യ ചെയ്തു മഴ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് ക്രിക്കറ്റ് ലോകം;മറക്കാനാകില്ലെന്ന് താരങ്ങൾ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് ക്രിക്കറ്റ് ലോകം;മറക്കാനാകില്ലെന്ന് താരങ്ങൾ മാഗ്‌നസ് കാൾസണോ യാൻ നെപോമ്‌നിയാച്ചിയോ; ചതുരംഗക്കളത്തിലെ വിശ്വ ജേതാവ് ആരാകും? സംസ്ഥാനത്ത് ഇന്ന് 4677 പേർക്ക് കൊറോണ കൂടുതൽ രോഗികൾ എറണാകുളത്ത് മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; പ്രതി പിടിയിൽ സുരേഷ്‌ഗോപിയുടെ ക്ലാസ് താണ്ഡവം – കാവൽ റിവ്യൂ കല്യാണ ദിവസം വരൻ മുങ്ങി: വിവാഹ വസ്ത്രത്തിൽ വരന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് വധു അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ; സ്‌കോർ 305/6 ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടകം ഒമിക്രോൺ അതീവ അപകടകാരി; ജാഗ്രത കൈവിടരുത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ കൊറോണ: സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കൂടി രോഗം, പരിശോധിച്ചത് 54,309 സാംപിളുകൾ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു ഡ്രാമ ആക്ഷന്‍ ചിത്രങ്ങളാണല്ലോ സാധാരണയായി മലയാളത്തിലെത്താറുള്ളത്. സയന്‍സ് ഫിക്ഷനുകളും ഫാന്റസികളും വളരെ വിരളമായേ മലയാളത്തില്‍ പരീക്ഷിക്കപ്പെടാറുള്ളൂ. അത്തരത്തിലുള്ള ഒരു കഥയാണ് ‘അതിശയന്‍’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വിനയന്‍ പറയുന്നത്. വിനയന്റെ തന്നെയാ‍ണ് കഥയും തിരക്കഥയും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലന്‍. ഫാദര്‍ ചന്തക്കാടന്‍ എന്ന വികാരി (തിലകന്‍) എടുത്തു വളര്‍ത്തിയ ഒരു പെണ്‍കുട്ടിയാണ് മായ (കാവ്യ മാധവന്‍ ഇപ്പോളൊരു ജേര്‍ണലിസ്റ്റായ മായ ന്യൂ വിഷന്‍ എന്ന ഒരു ടെലിവിഷനില്‍ ജോലി നോക്കുന്നു. അനാഥത്വത്തിന്റെ വേദനയറിഞ്ഞതിനാല്‍, അനാഥരായ പത്തു കുട്ടികളെ എടുത്തു വളര്‍ത്തുകയും ചെയ്യുന്നുണ്ട് മായ. അതില്‍ മിടുക്കനായ ഒരു കുട്ടിയാണ്, ദേവനെന്ന് വിളിക്ക്ക്കുന്ന ദേവദാസ് (മാസ്റ്റര്‍ ദേവദാസ് അയല്പക്കത്ത് പുതുതായി താമസത്തിനെത്തുന്ന ആര്‍. ശേഖര്‍ (ജാക്കി ഷ്രോഫ്) എന്ന ശാസ്ത്രഞ്ജന്റെ പരീക്ഷണങ്ങളില്‍ ഉത്സുകനായ ദേവന്‍ അദ്ദേഹത്തിന്റെ പരീക്ഷണശാലയിലെ സ്ഥിരം സന്ദര്‍ശകനാവുന്നു. ശേഖര്‍ മനുഷ്യരെ അദൃശ്യരാക്കുവാനുള്ള ശ്രമത്തിലാണ്, ഒടുവില്‍ അദ്ദേഹം അതില്‍ വിജയിക്കുന്നു. ഇതു കാണുന്ന ദേവന്‍, മായേച്ചി അപകടത്തിലാവുന്ന അവസരത്തില്‍, രക്ഷപെടുത്തുവാനായി ആ മരുന്നെടുത്തു കുടിക്കുന്നു. ആദ്യം അപ്രത്യക്ഷനാവുന്ന ദേവന്‍, പിന്നീട് ഭീകരരൂപിയായി മാറുന്നു. ഇത് പൂര്‍ണ്ണമായും കുട്ടികള്‍ക്കുള്ള ഒരു ചിത്രമാണെന്നൊന്നും പറയുവാന്‍ കഴിയുകയില്ല. ഐസ്ക്രീം പെണ്‍വാണിഭവും, സ്മാര്‍ട്ട് സിറ്റിയും ഒക്കെ ഇതില്‍ വിഷയമാവുന്നുണ്ട്. മുനവെച്ചുള്ള സംഭാഷണങ്ങളും ധാരാളം. Hollow Man എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ മനുഷ്യനെ അദൃശ്യനാക്കുവാന്‍ പരീക്ഷണം നടത്തുന്ന ലാബും ഇതിലെ ലാബും കണ്ടാല്‍ ആനയും കുഴിയാനയും പോലെയിരിക്കും. ഇന്നിവിടുത്തെ സാധാരണ കോളേജുകളിലുള്ള ലാബുകള്‍ പോലും ഇതിലും മെച്ചമാണ്. പിന്നീട് കഥയില്‍ വരുന്ന പലഭാഗങ്ങളും ‘കഥയില്‍ ചോദ്യമില്ല’ എന്ന യുക്തിക്ക് വിടുന്നതാവും ഭംഗി. ചിത്രത്തിലെ ഗ്രാഫിക്സ് വിചാരിച്ചത്രയും മോശമായില്ല. പണ്ട്, എന്റെ കുട്ടിക്കാലത്ത് Giant Robot എന്ന പെരില്‍ ഒരു കുട്ടികള്‍ക്കുള്ള സീരിയലുണ്ടായിരുന്നു, ഞായറാഴ്ച വൈകുന്നേരം, സിനിമയ്ക്ക് തൊട്ടു മുന്‍പ്. ആ കാലഘട്ടത്തില്‍ ഇതു വന്നിരുന്നെങ്കില്‍ വളരെ നന്നായിരിക്കുന്നു എന്ന് പറയാമായിരുന്നു. ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, ദേവന്‍, രാജന്‍ പി. ദേവ്, കാര്‍ത്തിക, ജയസൂര്യ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, പക്രു, മച്ചാന്‍ വര്‍ഗീസ്, മാള, ഉഷ എന്നിങ്ങനെ ഇരുപക്ഷത്തുമായി ഒട്ടനവധി അഭിനേതാക്കളെത്തുന്നുണ്ട്. പാട്ടിനു വേണ്ടി പാട്ടുകളും, തമാശക്കു വേണ്ടി കോമാളിത്തരങ്ങളും ചിത്രത്തില്‍ അവിടെയുമിവിടെയും ചേര്‍ത്തിട്ടുമുണ്ട്. നൂതന സാങ്കേതിക വിദ്യകളുടെ വിദഗ്ദ്ധമായ ഉപയോഗത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രങ്ങള്‍ കാണുവാന്‍ ലഭ്യമായ കേരളത്തിലെ ഇന്നത്തെ കുട്ടികള്‍ക്ക്, ഈ അമച്വെര്‍ ഗ്രാഫിക് സൃഷ്ടി കണ്ടിഷ്ടപ്പെടുവാന്‍ കഴിയുമോ എന്ന കാര്യം കാത്തിരുന്നു തന്നെ കാണണം. • അതിശയന്‍ മലയാളം മൂവി റിവ്യൂസ് ദേവനെന്ന ദേവദാസ്, അദൃശ്യനാവാനുള്ള മരുന്ന് കഴിച്ച് അതിശയനായി മാറുന്ന കഥയാണിത്. ചേച്ചിയെ രക്ഷിക്കുവാനായി അദൃശ്യനാവുന്ന ദേവന്‍ പിന്നീട് ഏറെ നേരം കഴിഞ്ഞും ദൃശ്യനാവുന്നില്ല. ഒടുവില്‍ അദൃശ്യനായിരിക്കെ വെടിയേല്‍ക്കുന്ന ദേവന്‍ ഭീകരരൂപിയായി മാറുന്നു. സയന്‍സ് ഫിക്ഷന്‍ ഫാന്റസി വിഭാഗത്തിലുള്ള വിനയന്റെ പുതിയ പരീക്ഷണം അതിശയന്‍, ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ഞാന്‍ സാധാരണ വിനയന്റെ പടം ഓടുന്ന തീയെറ്ററിന്റെ അടുത്തു പോലും പോകാറില്ല. അത്ര താല്‍പര്യം ആണ്‌. ഹരിയുടെ റിവ്യൂ വായിച്ചപ്പൊ തന്നെ തൃപ്തി ആയി ഹരീ, എല്ലാം വായിക്കാറുണ്ട്‌ കേട്ടോ. Thanks for doing a good job for us ഇതെന്തു പറ്റി ഇവിടെ കമന്റ്‌ moderated ആണല്ലോ? ചുരുക്കിപ്പറഞ്ഞാല്‍ ഒരു Hollow Man Hulk വിത്ത് എ വിനയന്‍ ടച്ച് പോലെയാണോ ഹരീ. ഈ വിനയന്‍ സാറിന്റെ ഒരു കാര്യം. പിന്നെ ആ പഴയ ടിവീ സീരിയലിന്റെ പേര് Giant Robot എന്നാണ് എന്ന് തോന്നുന്നു. ഞാ‍നും കാണാറുണ്ടായിരുന്നു അത്. ഞാന്‍ വിനയന്റെ ആകാശഗംഗ കണ്ടതില്‍ പിന്നെ വിനയന്റെ പടം ഫാന്റസിയാണെന്നറിഞ്ഞാല്‍ ആവഴിക്ക് പോകാറില്ല. ദേ എന്റെ പഴ്യ ഒരു ഓര്‍മ്മക്കുറിപ്പ്സ് വിനയന്റെ പടങ്ങള്‍ കാണില്ലെന്ന് (തീയറ്ററില്‍ പോയി) വളരെ മുമ്പേ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഒടുക്കം കണ്ടത് സത്യം ആയിരുന്നു. അത് കണ്ടതോടെ ഇനിയെന്തായാലും കാണില്ലെന്ന് ഉറപ്പിച്ചു. വിനയന്റെ ചിത്രങ്ങള്‍ പലതും നല്ല തീം ഉണ്ടാകാറുണ്ടെങ്കിലും അത് സംവിധാനം ചെയ്തു കുളമാക്കും. അമിതമായ നാടകീയത, കൃത്രിമമായ സംഭാഷണങ്ങള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, അസഹനീയമായ കോമാളിത്തരങ്ങള്‍, പിന്നെ ഒരു കുളിസീനും എല്ലാ സിനിമയിലും കാണും. ഇതൊക്കെ പോരാഞ്ഞോ അഭിമുഖം വല്ലോം കേട്ടാല്‍ ഇങ്ങേരെ കഴിഞ്ഞേ ഈ ലോകത്ത് വേറേ സംവിധായകനുള്ളൂവെന്നു തോന്നും. ന്യൂ വിഷന്‍ എന്ന ഒരു ടെലിവിഷനില്‍ എന്റെ കുട്ടിക്കാലത്ത് Robot എന്നോ മറ്റോ പെരില്‍ ഒരു കുട്ടികള്‍ക്കുള്ള സീരിയലുണ്ടായിരുന്നു അതു ജെയിന്റ് റോബോട്ട്. എന്താ അടിപോളി സീരിയലായിരുന്നു. ഒരെണ്ണം പോലും കാണാതെ വിട്ടിട്ടില്ല. അതു കഴിഞ്ഞു വന്ന കുട്ടികള്‍ക്കുള്ള സീരിയല്‍ കണ്ടിട്ടുണ്ടോ. ഒരു ഉച്ചപ്പടമായിരുന്നു കമന്റിനും നന്ദി ചില വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കമന്റിലൂടെ വന്നതുകൊണ്ടാണ് മോഡറേഷന്‍ വെച്ചത്. വിമര്‍ശനങ്ങളെ മുക്കുക എന്നൊരു ഉദ്ദേശമില്ലാട്ടോ അങ്ങിനെയൊന്നും പറയുവാന്‍ കഴിയുകയില്ല, അങ്ങിനെവല്ലതും ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനേന്ന് തോന്നുന്നു. ശരിയായ പേരിന്ന് നന്ദി റിവ്യൂവില്‍ തിരുത്തിയിട്ടുണ്ട്. സേം പിഞ്ച് ഓര്‍മ്മക്കുറിപ്പ്സ് വായിച്ചൂട്ടോ. ജയന്റ് റോബോട്ടിന്റെ സമയത്ത് ഞങ്ങളുടെ വീട്ടില്‍ ടി.വി. ഉണ്ടായിരുന്നില്ല, അതു കൊണ്ട് അടുത്ത വീട്ടില്‍ പോയാണ് കാണല്‍. കുറേപ്പേരുണ്ടാവും എന്നേപ്പോലെ ഹൊ, എന്തൊരു രസമായിരുന്നു എന്നാലും ഇത്രയുമൊക്കെ ഓര്‍ത്തു വെച്ചുവോ, എനിക്ക് കഥാപാത്രങ്ങളും കഥയുമൊന്നും ഓര്‍ക്കുവാന്‍ കഴിയുന്നില്ല കഴിഞ്ഞ നെഹ്രുട്രോഫി വള്ളം കളിക്കും പുള്ളി കുറേ കാശിറക്കിയിരുന്നല്ലോ, ഒരു വള്ളത്തിന്റെ ക്യാപ്റ്റനാകുവാന്‍ പഴശ്ശിരാജ രക്ഷപെടുമായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ കൈയില്‍ കാശുണ്ടെങ്കില്‍, അത് ഇങ്ങിനെ സമൂഹത്തില്‍ ചിലവഴിക്കപ്പെടട്ടേന്നേ ഇതില്‍ കുളിസീനില്ലായിരുന്നു, പക്ഷെ ജയസൂര്യ-കാവ്യയുടെ മഴസീനുണ്ട്, ഒരു പാട്ടില്‍ ന്യൂ വിഷന്‍, അത് ഡമ്മിയാണ് വിഷനെ ഇടയ്ക്കിടെ കൊട്ടുന്നുമുണ്ട് അതില്‍. അത് കഴിഞ്ഞേതാണ് വന്നത്? എനിക്ക് ഓര്‍മ്മയില്ല ഹരിയുടേ റിവ്യൂസ് വായിക്കാന്‍ നല്ല രസാണ്. ഹോളിവുഡിനെ കവച്ചു വയ്ക്കുന്ന സാങ്കേതികത്തികവുള്ള വിനയന്‍ ഹൊറര്‍ ചിത്രം ഒന്നു പണ്ടു കണ്ടതിന്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല. പിന്നങ്ങേരടേ പടത്തിന്റെ സി ഡി കണ്ടാല്‍ തന്നെ ഞാന്‍ തല്ലിപ്പൊട്ടിക്കും. കീര്‍ത്തിചക്രയെ പച്ചയായ പട്ടാള സിനിമ എന്നൊക്കെ വിളിച്ച് പട്ടാളക്കാരെ അധിക്ഷേപിക്കുന്നത് പോലെയാണ് ഇത്. വിനയന്റെ കോപ്രായമൊക്കെ കണ്ടാല്‍ ഹോളിവുഡുകാര്‍ സ്വയം കുത്തിമരിക്കും. ഹോളിവുഡിലും ഗ്രാഫിക്സ് ഒന്നും അത്രക്കും പെര്‍ഫെക്റ്റല്ല..ഇപ്പോഴും. എല്‍.ഒ.റ്റി.ആറില്‍ ഓള്‍മോസ്റ്റ് പെര്‍ഫെക്റ്റ് ആയിരുന്നു. ഹള്‍ക്കില്‍ മഹാബോറായിത്തോന്നി. കിംഗ് കോംഗില്‍ കൊള്ളാം. എങ്കിലും വ്യത്യാസം സൂക്ഷിച്ച് നോക്കിയാല്‍ കാണാം.(കിംഗ് കോംഗ് ഒഴികെ) ശേഖറിന്റെ ലബോറട്ടറി കുഴിയാനയായതിന്റെ കാരണം മൂപ്പര് ആയുര്‍വ്വേദ ഒറ്റമൂലിയാകും കണ്ടെത്തിയത്. ഹരീ,താങ്കളെ സമ്മതിച്ചിരിക്കുന്നു! തൊട്ടിപ്പടങ്ങള്‍ പോലും കുത്തിയിരുന്നു കണ്ട് റിവ്യൂ ചെയ്യുന്നതിന്. കേരളത്തിലെ പിള്ളേരല്ലേ ഈ ഗ്രാഫിക്സൊക്കെ മതി, ഇത് കണ്ട് അവര്‍ തൊള്ള പൊളിച്ചോളും എന്ന് വിനയന്‍ കരുതിക്കാണും. ലോര്‍ഡ് ഓഫ് ദി റിങ്സില്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറില്‍ സൃഷ്ടിച്ച ഗോളം എന്നോ മറ്റോ ഉള്ള കഥാപാത്രം ഉണ്ടാക്കിയത് മായ എന്ന സോഫ്റ്റ്വെയറാണ്. അതിനെ പറ്റി ചര്‍ച്ച ചെയ്ത് കളിക്കുന്ന മലയാളി പിള്ളേരുടെ ഇടയിലാണ് ഈ ചീള് മായേച്ചി. പിന്നെ വേറെ ഒരു ചോയ്സ് ഇല്ലാത്തോണ്ട് ഈ പടം ചിലപ്പോള്‍ സാമ്പത്തികമായി വിജയിച്ചേക്കും. അത്രയല്ലെ വിനയന്‍ കോ വിനും വേണ്ടൂ ദില്‍ബൂ, അരവീ, സത്യം (ഇതു വിനയന്റെ സത്യമല്ല) എന്തൂട്ട് ചവറു സാധനങ്ങളാ അങ്ങോരു ഇറക്കി വിടുന്നത്. എന്നിട്ട് ചീള്‌ മീഡിയ കവറേജും. ഈ "ഹോളിവൊഡിനെ വെല്ലുന്ന" എന്നൊക്കെ പറയുന്നവര്‍ക്കു തലക്കു നല്ല സ്ഥിരതയില്ലേ തൃപ്രയാറപ്പാ എന്ന് ഞാന്‍ പലപ്പോഴും അന്തിച്ചിട്ടുണ്ട്. ഓര്‍മ്മയുണ്ടോ അങ്ങേരുടെ "ഇന്‍ഡിപ്പെന്റന്‍സ് ശരണം വിളിച്ചു പോയി അതു കണ്ടിട്ട്. അതിനു ശേഷം അങ്ങേരുടെ ഒരു പടവും പോയി കണ്ടിട്ടില്ല. കുറേ നാളായി ഈ സൈസ് സംവിധായകന്മാരുടെ പിടിയില്‍ നിന്നു നമ്മുടെ മലയാളം രക്ഷപ്പെട്ടു വര്യാരുന്നു. ദേ പിന്നേം വരണു ഇങ്ങേര്‍ക്ക് ആ ഇലക്ട്രിസിറ്റി ബോഡില്‍ തന്നെ ഇരുന്നാ പൊരേര്ന്നോ അതെ ഹള്‍ക്കില്‍ അത്രയ്ക്ക് നന്നായില്ല; പക്ഷെ സ്പൈഡര്‍ മാന്‍, ജുറാസിക് പാര്‍ക്ക്, ടൈറ്റാനിക്, സ്റ്റാര്‍ വാര്‍സ്, മെട്രിക്സ് അങ്ങിനെയെത്രയേത്ര പിന്നെ 2ഡി ചിത്രങ്ങള്‍ വേറേയും. അതന്നെ, ഏതോ രണ്ടുമൂന്ന് ഔഷധങ്ങള്‍ ഇവിടെയുള്ള കാടുകളില്‍ നിന്നുമേ കിട്ടുകയുള്ളൂ, അതുകൊണ്ട് പരീക്ഷണം മൊത്തത്തില്‍ കേരളത്തിലേക്കാക്കി എന്തൊരു ബുദ്ധി! സത്യത്തില്‍ ചോയ്സ് ഉള്ളതാണെന്നു തോന്നുന്നു ചിത്രത്തിന്റെ വെല്ലുവിളി, മലയാളത്തില്‍ ചോയ്സില്ല, പക്ഷെ മൊത്തത്തില്‍ അങ്ങിനെയല്ലല്ലോ! സാമ്പത്തികമായി വിജയിക്കുമൊ? ആവോ! ഏതോ ഒരു ടെലിവിഷനില്‍ പറയുന്നതു കേട്ടു, ലണ്ടനിലോ മറ്റോ ആണത്രേ ഇതിന്റെ ഗ്രാഫിക്സ് വര്‍ക്ക് നടന്നത്. ഗ്രാഫിക്സ് വര്‍ക്കിന്റെ ആധിക്യം കാരണം ഒരു വര്‍ഷമാണ് റിലീസിംഗ് താമസിച്ചത് എന്നാലും എല്ലാവര്‍ക്കും സംവിധായകന്‍ വിനയനെ ഇത്ര കാര്യാണെന്ന് അറിഞ്ഞില്ല പിന്നെ ഒന്നുണ്ട്, കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍‌കുഞ്ഞ്, അല്ലേ? അതുകൊണ്ട് വിനയന്‍ ഇത് വളരെ മികച്ച ചിത്രമാണെന്നു മീഡിയയില്‍ പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ പോവണ്ട ഒരു പ്രതീക്ഷയുമില്ലാതെ വെറുതെ പോയതാണ്. പക്ഷേ, ഇഷ്ടമായി. സംവിധാനത്തില്‍ കുറെ പോരായ്മകള്‍ അവിടെയും ഇവിടെയുമൊക്കെ തോന്നുമെങ്കിലും കഥ വളരെ ശക്തമായി തോന്നി. പിന്നെ നല്ല വേഗത ഉണ്ട്. ക്ലൈമാക്സ് വളരെ നന്നായി. അമിതമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടി ഇല്ലാതെ തന്നെ ആകാംക്ഷ അവസാനം വരെ നില നിര്‍ത്തുന്ന ഒരു പടം. ജിത്തു ജോസഫ് എന്നാണു സംവിധായകന്റെ പേര്. ഒന്നു കണ്ടു നോക്കൂ കാശു മുതലാവും തീര്‍ച്ച ഇനി ഇഷ്ടായില്ലെങ്കില്‍..ഞാനിതു പറഞ്ഞിട്ടേ ഇല്ല.) ഞാനത് കണ്ടിരുന്നതാണ്. റിവ്യൂ ഇവിടെ വായിക്കാം വലതുവശത്ത്, Blog Archive എന്നതിലെ ആരോകളില്‍ ക്ലിക്ക് ചെയ്ത് എക്സ്പാന്‍ഡ് ചെയ്താല്‍, മുന്‍പ് വന്നിട്ടുള്ള റിവ്യൂകള്‍ കാണുവാന്‍ സാധിക്കും.) ഹരിയേട് ഒന്ന് പറയട്ടെ, ആളുകളെ പേര്‍ എടുത്ത് പറയുംപോള്‍(ആദ്യമെക്കിലും) “ശ്രീ(sree)” എന്നു പറഞ്ഞാല്‍ ഭാഷക്ക് ഒരു മാന്യത തോന്നും അത് വിനയന്‍ ആയലും, അടൂര്‍ ആയാലും. മലയാള സിനിമയില്‍ എടുക്കാന്‍ കഴിയില്ല എന്ന് ഇവിടുത്തെ സൂപ്പര്‍ സംവിധായകര്‍ വിശ്വസിച്ചിരുന്ന പല തീമും വെള്ളിത്തിരയില്‍ എത്തിച്ചവനാണ്‍ ശ്രീ:വിനയന്‍. മലയള സിനിമ, പ്രതിസന്ധിയുടെ ഉച്ച്സ്തായുയില്‍ പോലും സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി പടം വിജയിപ്പിച്ച് നിര്‍മ്മാതാവിന് ലാഭമുണ്ടാക്കികോറ്റുത്തു, അയാള്‍. ഇപ്പോഴത്തെ ഒരു സൂപ്പര്‍ താരവുമയി ഉണ്ടായ ഒരു ഉടക്കിന്റെ പേരില്‍,ആ താരത്തിന്റെ സ്വാധീനം മൂലം ,വര്‍ഷങ്ങളോളം സിനിമാ ഇന്‍ഡസ്റ്റ്രി ക്ക് അകത്തു കടക്കാനാവാതെ, വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു മനുഷ്യന്‍ ആണ്‍ അയാള്‍. അന്ന് പലരും അത് വിസ്വസിച്ചിരുന്നില്ല എക്കിലും ഇന്ന് ശ്രീ:തിലകനിലൂടെയും,ശ്രീ:സുരേഷ് ഗോപിയിലൂടെയും ,ശ്രീ:പ്രിധ്വി രാജിലൂടെയും ,ശ്രീ:ജയറാമിലൂടെയും ജനം അതു അറിയുന്നു,അറിഞ്ഞു വരുന്നു.കഴിവുണ്ടായിട്ടും അത് തെളിയിക്കന്‍ പറ്റാത്ത അവസ്ത, അത് അനുഭ്വിച്ചാലെ മനസ്സിലാകു. ആളുകള്‍ പല തരക്കാരായിരിക്കും. ഏതു പാട്ടുകാരനെ ആണ്‍ ഇഷ്ടം എന്നു കലാരംഗ്ഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളോട് ചോദിച്ചാല്‍, ആരെയും വെറുപ്പിക്കാതിരിക്കാന്‍, എല്ലാ പാട്ടുകാരുടെയും പേരു പറയുക എന്ന ഒരു ടാക്ടിക്കല്‍ സംസ്ക്കാരം ഈയിടെ ആയി നമ്മിടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്. “അമിതമായ നാടകീയത, കൃത്രിമമായ സംഭാഷണങ്ങള്‍, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍, അസഹനീയമായ കോമാളിത്തരങ്ങള്‍, പിന്നെ ഒരു കുളിസീനും എല്ലാ സിനിമയിലും കാണും“ എന്നു വായിച്ചു. ശരി ഇത് ഒന്നുമില്ലാത്ത സിനിമ മലയളത്തില്‍ എത്ര എണ്ണം ഉണ്ട്? മിമിക്രി എന്ന കോപ്രായങ്ങളില്‍ ഇതിന്റെ 10 ഇരട്ടി ആണ്‍ കുത്തി നിറക്കുന്നത്. അതിന് ഒരു പ്രശ്നവുമില്ല. കുടുംബസമെതം ഇരുന്നു കാണാം. അല്ലേ? ഞാന്‍ സമ്മതിക്കുന്നു, ഇവയില്‍ പലതും വിനയന്‍ സിനിമയില്‍ പലപ്പോഴും ഉണ്ടയിട്ടുണ്ട്്. പക്ഷെ അതു വിനയന്‍ സിനിമയില്‍ മത്രമല്ല. പാപം ചെയ്തവര്‍ എല്ലാം ക്ല്ലേറ് അര്‍ഹിക്കുന്നു. അല്ലാതെ ഒരാളെ തിരഞ്ഞ് പിടിച്ച് എറിയരുത്. അതിനുള്ള ചക്കൂറ്റം എല്ലാവരും കാണിക്കണം. ഭാരത ഭരണസിരാകേന്രത്തില്‍ ആക്രമണം നടത്തി, മനിഷ്യ ജീവന് ബുള്ളറ്റിന്റെ വിലപ്പൊലും നല്‍കാഞ്ഞ ആ “ചേട്ടന്‍“ നാം മാപ്പ് കോടുക്കാന്‍ പോകുന്നു അപ്പോ പിന്നെ ഈ പാവം വിനീതദാസനെ വെറുതെ വിടരുതോ? താങ്കള്‍ ശ്രീ വിനയനെ മഹത്‌വല്‍ക്കരിച്ചു കൊണ്ട്ഴുതിയ കമന്റ് ഇപ്പോഴാണ് കണ്ടത്. വിനയനെ പറ്റി താങ്കളൊഴികെ മറ്റൊരാള്‍ പോലും ഇവിടെ നല്ലൊരഭിപ്രായം പറഞ്ഞില്ലെന്നത് ഒന്നു ശ്രദ്ധിക്കാവുന്നതാണ്. ഞാന്‍ എന്റെ കമന്റില്‍ നേരത്തെ പറഞ്ഞതാണ് വിനയന്‍ വിത്യസ്തമായ തീമുകള്‍ കൊണ്ടു വരാറുണ്ട്; പക്ഷേ, തീം മാത്രം പോരല്ലോ സിനിമ. താങ്കള്‍ സമ്മതിച്ചിട്ടുണ്ടല്ലോ വിനയന്റെ സിനിമകളില്‍ ഞാന്‍ പറഞ്ഞ പോലെ തന്നെ കൃത്രിമത്വവും നാടകീയതയും കോമാളിത്തരവും ദ്വയാര്‍ത്ഥപ്രയോഗങ്ങളുമൊക്കെയുണ്ടെന്ന്. അതു മറ്റു പല സിനിമകളിലുമുണ്ട്. അതെല്ലാം മോശമാണെന്നു തന്നെയാണ് പറയാറും. പക്ഷേ വിനയന്റെ ചിത്രങ്ങളിലുള്ളതു പോലെ സ്ഥിരമായി മറ്റാരുടേയും ചിത്രങ്ങളിലും ഇതു കാണാറില്ല. പിന്നേ, ഇങ്ങനെയൊന്നുമല്ലാതെ ധാരാളം മലയാള സിനിമകള്‍ ഇറങ്ങൂന്നുണ്ട്. അതില്‍ പലതും വിജയിക്കാറുമുണ്ട്. ആവശ്യമെങ്കില്‍ ഞാന്‍ ലിസ്റ്റുണ്ടാക്കിത്തരാം. മലയാള പ്രേക്ഷകരുടെ നിലവാരം താഴ്ത്തിയതില്‍ വിനയനു വലിയൊരു പങ്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. വിനയന്റെ ഒരു ചിത്രം പോലും നല്ലതെന്ന് തോന്നലും എന്നിലുണ്ടാക്കിയിട്ടില്ല. എന്നെ പോലെ തന്നെ കരുതുന്ന ധാരാളം പേരേയും എനിക്കറിയാം. വിനയനെ അഫ്സലുമായി താരതമ്യപ്പെടുത്തുന്നതൊക്കെ ഇത്തിരി കടന്ന കയ്യല്ലേ അതൊക്കെ വേണോ.. ശ്രീകുമാരന്‍ തമ്പിക്ക് ഒരു ശ്രീയുള്ളതു കൊണ്ടാണോ വേറെ ശ്രീ വേണ്ടെന്നു വെച്ചത്.. കഴിയുമെങ്കില്‍ ഒരു മറുപടി തരിക. അല്ലാതെ കുറിഞ്ഞി ഓണ്‍‌ലൈനില്‍ കമന്റിട്ടു പോയതു പോലെ പിന്നീട് തിരികെ വരാതിരിക്കുമോ.. കമന്റിട്ടു കഴിഞ്ഞപ്പോള്‍ ഇച്ചിരി സര്‍ക്കാസ്റ്റിക്കായിപ്പോയോന്നൊരു സംശയം അടൂരായാലും വിനയനായാലും ‘ശ്രീ’ ചിത്രവിശേഷത്തില്‍ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. സാധാരണയായി ഒരു മാധ്യമത്തിലും അങ്ങിനെയുള്ള സംജ്ഞകള്‍ ഉപയോഗിക്കാറില്ല. ആ രീതി തന്നെ ഇവിടെ പിന്തുടരുവാനാണ് എന്‍റെ ആഗ്രഹം. • കീഴുദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ ‘സര്‍’ ചേര്‍ത്തു വിളിച്ചില്ലെങ്കില്‍ നിന്ദയാണെന്ന കേരളീയരുടെ കാഴ്ചപ്പാടുതന്നെ മാറേണ്ട കാലം കഴിഞ്ഞു.(ശ്രീ ചേര്‍ക്കുന്നതിന്‍റെ മറ്റൊരു വകഭേദം) • ശ്രീ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ബഹുമാനത്തിന്‍റെ അളവുകോലല്ല. അദ്ദേഹം പുതിയ തീമുകള്‍ എടുക്കുന്നതു നല്ലതു തന്നെ, പക്ഷെ അത് പാശ്ചാത്യാനുകരണമാകുമ്പോള്‍, എന്നാല്‍ പാശ്ചാത്യസിനിമകളുടെ നിലവാരമില്ലാതിരിക്കുമ്പോള്‍, ഗ്ലോബലൈസേഷന്‍റെ ഈ കാലത്ത്, ഇത്തരം പരിശ്രമങ്ങള്‍ അപഹാസ്യമാവുകയേയുള്ളൂ. ഹരിക്ക്, ഒന്നും രണ്ടും പാര: ഞാന്‍ ഉള്‍ക്കോള്ളുന്നു. മൂന്ന് പൂര്‍ണ്ണമയും ശരിയല്ല. ശ്രീകണ്ടേശ്വരത്തിന്റെ ഭാഷാനിഘണ്ടു നോക്കു.ശ്രീ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ബഹുമാനത്തിന്‍റെ അളവുകോലാണോ അല്ലയോ മനസ്സിലാകും (in the case of malayalam language.) പിന്നെ ചിത്രവിശേഷത്തിലെ നിയമമല്ലല്ലോ മലയാളത്തിന്റെ ശൈലിയും പാരമ്പര്യവും. ഷീലേ..നീ കതകു തുറക്കുന്നോ അതോ ഞാന്‍ ചവിട്ടിത്തുറക്കണോ,എന്ന് ഉമ്മര്‍ ചോദിക്കുമ്പോള്‍ ഒരു കാര്യമുണ്ട്,കതക് തുറന്നാലും ഇല്ലെങ്കിലും ബലാത്സംഗം ഉറപ്പ്,ആപ്പറഞ്ഞതു മാതിരിയാണ് വിനയന്റെ കാര്യം,പടം പിടിച്ചാല്‍ അങ്ങനെ കൊല്ലും,അല്ലെങ്കില്‍ കെ ഏസീബിയിലൂടെ കറണ്ടടിപ്പിച്ച് കൊന്നേനെ പക്ഷേ കോക്കസായ കോക്കസെല്ലാം നടന്മാരും ടെക്ക്നീഷ്യന്‍സും ഒക്കെ ചേരി തിരിഞ്ഞും ഗ്രൂപ്പ് കളിച്ചും നിന്നിട്ടും അന്തസോടെ ഒറ്റ ഒരുത്തനേം വകവെക്കാ‍തെ നിന്ന് ജയിച്ച കാര്യത്തില്‍ വിനയന്‍ എന്ന ആളോട് ഒരു ബഹുമാനം തോന്നുന്നു.കലാഭവന്‍ മണിയേയും ദിലീപിനേയുമൊക്കെ വളര്‍ത്താന്‍ ചവിട്ട് പടിയായിനിന്നിട്ടുമുണ്ട്,അതിനുള്ള നന്ദികേട് കയ്യോടെ അനുഭവിച്ചിട്ടുമുണ്ട് സിനിമ,പലരും പറയുന്നത് പോലെ വ്യത്യസ്തമായ തീം ഒക്കെ ശരിയാക്കി മിണ്ടാതെ ഉരിയാടാതെ ആരുടെയെങ്കിലും കയ്യില്‍ കൊടുത്താല്‍ മര്യാദക്ക് നല്ല സിനിമയായി പുറത്ത് കിട്ടിയേനെ, അതിശയന്റെ ഇന്റര്‍വ്യൂവില്‍ ആ കുഞ്ഞിച്ചെക്കനേപ്പറ്റി 35 വയസുള്ളവരുടെ പക്വതയും നര്‍മ്മബോധവുമെന്നൊക്കെ വിനയന്‍ തട്ടിവിടുന്നത് കേട്ട് അടുത്ത ചാനല്‍ നമ്മളും തട്ടി അനൂപേ..അമ്പലപ്പുഴയുള്ള ഒരു സുഹൃത്ത് ജോഷി,അവനും ഇതു പോലെ തന്നെ പ്രതികരിക്കുമായിരുന്നു,അമ്പലപ്പുഴക്കാരനായ വിനയന്റെ സിനിമയെപ്പറ്റി വിമര്‍ശിക്കുമ്പോള്‍ "വിനയനെ പറ്റി താങ്കളൊഴികെ മറ്റൊരാള്‍ പോലും ഇവിടെ നല്ലൊരഭിപ്രായം പറഞ്ഞില്ലെന്നത് ഒന്നു ശ്രദ്ധിക്കാവുന്നതാണ് ha ha ഇത് ഒന്നാമത്തെ അബദ്ധം ,ഞാന്‍ എന്തിന്‍ അത് ശ്രധിക്കണം? മറ്റാരും കൂടെ ഇല്ലേല്‍ സ്വന്തം അഭിപ്രായം മാറ്റണം എന്നാണോ അനുജന്‍ പഠിച്ചിരിക്കുന്നത്? പുവര്‍ ബോയി. അടുത്തത് “മലയാള പ്രേക്ഷകരുടെ നിലവാരം താഴ്ത്തിയതില്‍ വിനയനു വലിയൊരു പങ്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം.”അനുജാ വല്ലവരും കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചാടുമോ? ഒരു പെണ്ണിനെ റേപ്പ് ചെയ്യുന്നത് സിനിമയില്‍ കണ്ടാല്‍ അതു കാണുന്നവര്‍ അത് ചെയുമോ?അങ്ങനെ ചെയുന്നവന്‍ ഒരു സിനിമയും കാണണമെന്നില്ല അതോക്കെ ചെയ്യാന്‍. നിങ്ങ്ല് പറയുന്നത് ശരിയാണേല്‍, ഒരുകാലത്ത് മലയാള സിനിമയില്‍ പുരാണകഥകള്‍ സ്തിരം ഇറങ്ങിയിരുന്നു. അങ്ങനെ കേരളം ഒരു രാമരാജ്യം ആയേനെ.ആയില്ലല്ലോ? ഞാന്‍ ആവര്‍ത്തിക്കുന്നു. ഒരാളെ ഇങ്ങനെ മോശം വാക്കുകളിലൂടെ അടിമുടി ഒറ്റപ്പെടുത്തരുത്.നിങ്ങള്‍ പറഞ്ഞു എന്നല്ല ഞാന്‍ പറയുന്നത്. ഏതോരാളിലും പല നല്ല ഗുണങ്ങളും കാണും. അയാള്‍ എടുത്ത എല്ലാ പടവും സംബത്തിക വിജയം അല്ലായിരുന്നോ? അത് അയാളുടെ ഒരു ക്വാളിറ്റി അല്ലെ? പുതിയ പല താരങ്ങളെയും അയാള്‍ കോണ്ടുവന്നില്ലെ?ലാല്‍ തന്നെ ഇപ്പം അയാള്‍ക്ക് ഡേറ്റ് കോടുത്തില്ലേ? ഒന്ന് മനസ്സിലാക്കുക നിങ്ങള്‍ ഏതോരാളെയും പറ്റി നിസ്സാര വാക്കുകള്‍ കോണ്ട് പുഛിച്ച് തള്ളുന്ന വാക്കുകള്‍ ആ വ്യക്തി അറിയുന്നില്ലക്കില്‍ പോലും അതിന്‍ ന്യായീകരണമില്ല. ഓരോ മൌഷ്യനും ഓരോ കഴിവുകള്‍ ഉണ്ട്. സിനിമയെ പറ്റി ആകുംപ്പൊള്‍ 40-50 ദിവസത്തെ എഫ്ര്ട്ടിനെ ആണ്‍ ഒരു നിമിഷം കോണ്ട് “തോട്ടി”“തറ” എന്നക്കെ വിളിക്കുന്നത്. പരസ്പര ബഹുമാനം നല്‍കാതെ ഉള്ള ഒരു സംസാരം എന്തോ എനിക്ക് ഉള്‍ക്കോള്ളാനാവുന്നില്ല. (ഈ വിഷറ്റത്തെ കുറിച്ച് ഇനി ഒരു അഭിപ്രായത്തിനുള്ള പ്രാധാന്യം ഇതിനില്ല. ഇതോടെ തീര്‍ന്നു, എല്ലാം ഒന്നൂടെ- സര്‍ക്കാസ്റ്റിക്കായിപ്പോയോന്നൊരു സംശയം അനാവ്ശ്യമാണ്‍ ചോദ്യം എന്നോടാകുംപ്പോള്‍ .ഞാന്‍ വിശാല മനസ്കന്റെ ഒരു കസിന്‍ ആണ്‍ ഹാ ഹാ, ക്ഷമിക്കണം സജു കുറിഞ്ഞി ഓണ്‍‌ലൈനിന്റെ കാര്യത്തില്‍) കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു – നേരിടം കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന “മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍” മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. “ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. അനുവദിക്കുക എല്ലാ രാജ്യത്തിനും, എല്ലാ മനുഷ്യര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള മനുഷ്യത്വത്തിന്റെ ഭാവം എടുക്കുക. ചില രാജ്യങ്ങളില്‍ 3-4% ആള്‍ക്കാര്‍ക്കേ ഇതിനകം വാക്സിന്‍ കിട്ടിയിട്ടുള്ളു”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ഹൊണ്ടൂറസിലെ ഒരിക്കലും അവസാനിക്കാത്ത അട്ടിമറി അടുത്ത ലേഖനം തുല്യ ശമ്പളവും ആനുകൂല്യങ്ങളും സമരം ചെയ്യുന്ന ജോണ്‍ ഡിയര്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. സഹോദരാ രണ്ടു രൂപ കടം തരാനുണ്ടോ? മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ് ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത് വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. പനങ്ങാട്ടെ കണ്ടെയ്ൻമൻെറ് വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി ബാലുശ്ശേരി: കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച പനങ്ങാട് പഞ്ചായത്തിലെ രണ്ടു വാർഡുകളിലും നിയന്ത്രണങ്ങൾ കർശനമാക്കി. വാർഡിലേക്ക് പുറത്തുനിന്നുള്ളവർ വരുന്നതും വാർഡിലെ താമസക്കാർ പുറത്തേക്കു പോകുന്നതും നിയന്ത്രിച്ചിട്ടുണ്ട്. പനങ്ങാട് പഞ്ചായത്തിൽപെട്ട ബാലുശ്ശേരിമുക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനും 66കാരനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് അറപ്പീടിക, കരയത്തൊടി പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ് സോണുകളാക്കിയത്. രണ്ടു വാർഡുകളിലായുള്ള 17ഓളം പോക്കറ്റ് റോഡുകൾ അടച്ചിട്ടുണ്ട്. 66കാരന് ആരുമായും സമ്പർക്കമുണ്ടായിട്ടില്ല. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 37 പേരെയും സെക്കൻഡറി സമ്പർക്കമുള്ള 100ഓളം പേരുടെയും സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരുടെ ആൻറിജൻ പരിശോധന രണ്ടു ദിവസത്തിനുള്ളിൽ നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. BREAKING NEWS ഗ്രീന്‍ലാന്‍ഡ് കനത്തരീതിയില്‍ ഹിമപാളികൾ ഉരുകുന്നു, സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധന; ന്യൂയോർക്ക് മുതൽ എത്രയോ പട്ടണങ്ങൾ ഇനിയെത്ര നാൾ ലോകത്തെ നടുക്കിയ ദുരന്തം; തായ്‌വാനിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം, 46 പേർ വെന്തുമരിച്ചു ശാസ്ത്രലോകത്തെയും മനുഷ്യരെയും ഞെട്ടിക്കുന്ന വാർത്ത; സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി റേഡിയോ സിഗ്നല്‍ ബ്‌സ് മാഗസിൻ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ആറ് മലയാളികൾ; എം ജി ജോർജ് മുത്തൂറ്റും എംഎ യൂസഫലിയും മുൻപിൽ…… 480 കോടി ഡോളറിന്റെ(35,500 കോടി) ആസ്തിയുമായി എംജി ജോർജ് മുത്തൂറ്റ് ഫോബ്‌സ് പട്ടികയിലെ 26ാം സ്ഥാനത്താണുള്ളത്. 445 കോടി ഡോളറിന്റെ(32,900 കോടി) ആസ്തിയുമായി എംഎ യൂസഫ് അലി 29ാം സ്ഥാനത്തുമാണുള്ളത്. പട്ടികയിലുള്ള മലയാളികളിൽ യൂസഫ് അലി മാത്രമാണ് വ്യക്തിഗത സമ്പാദ്യം കണക്കിലെടുത്ത് അതിസമ്പന്നരിൽ ഉൾപ്പെട്ടത്. മറ്റുള്ളവരുടെ സ്റ്റോക്ക് മാർക്കറ്റിലെ ഓഹരികൾ കൂടി കണക്കാക്കിയാണ് ഫോബ്‌സ് പട്ടികയിൽപ്പെടുത്തിയത്. 22,570 കോടിയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 46ാം സ്ഥാനത്തും 19,240 കോടിയുടെ സമ്പാദ്യവുമായി ക്രിസ് ഗോപാലകൃഷ്ണൻ 56ാം സ്ഥാനത്തുമുണ്ട്. 13,700 കോടി ആസ്തിയുമായി 76ാം സ്ഥാനത്തുള്ള സണ്ണി വർക്കി, 11,550 കോടി സമ്പാദ്യവുമായി 89ാം സ്ഥാനത്തുള്ള എസ്ഡി ഷിബുലാൽ എന്നിവരാണ് ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ. വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . മലയാളി കന്യാസ്ത്രീ ജലന്തറില്‍ തൂങ്ങിമരിച്ച നിലയില്‍; 30 വയസുള്ള സിസ്റ്റര്‍ മേരി മേഴ്‌സി ആലപ്പുഴ ആര്‍ത്തുങ്കൽ സ്വദേശിനി ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ച സംഭവം; ദുരൂഹത, നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ഇവർക്കു നൽകിയത് ആര്  നാളെ മലയാള സിനിമയ്ക്ക് ഒരു പുതുചരിത്രം; റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ജനുവരി അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 22 ആയി ഉയർന്നു മലയാളി കന്യാസ്ത്രീ ജലന്തറില്‍ തൂങ്ങിമരിച്ച നിലയില്‍; 30 വയസുള്ള സിസ്റ്റര്‍ മേരി മേഴ്‌സി ആലപ്പുഴ ആര്‍ത്തുങ്കൽ സ്വദേശിനി ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ച സംഭവം; ദുരൂഹത, നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ഇവർക്കു നൽകിയത് ആര്  നാളെ മലയാള സിനിമയ്ക്ക് ഒരു പുതുചരിത്രം; റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും Malayali Manasu Home US News ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും യുവ സാമൂഹ്യ-സന്നദ്ധ പ്രവർത്തകരായ അദ്വെ രാജേഷ്, ദേവ് പിന്റോ എന്നിവർ അർഹരായി. ഈ വര്ഷം മുതലാണ് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ രാജ്യത്തെ മികച്ച സാമൂഹ്യ -സന്നദ്ധ പ്രവർത്തകർക്കുള്ള വളണ്ടിയർ സർവീസസ് പ്രസിഡൻഷ്യൽ അവാർഡ് നൽകുവാനുള്ള സർട്ടിഫൈയിങ്ങ് അംഗീകാരം വേൾഡ് മലയാളി കൗൺസിലിന് ലഭിക്കുന്നത്. 4000 മണിക്കൂർ സന്നദ്ധ സേവനം നടത്തിയിട്ടുള്ള ന്യൂജേഴ്സിയിലെ തന്നെ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന സോമൻ ജോൺ തോമസ് ലൈഫ് ടൈം അചീവ്മെന്റ പുരസ്കാരത്തിനാണ് അർഹനായത്. കഴിഞ്ഞ 12 മാസക്കാലയളവിൽ യുവാക്കളുടെ വിഭാഗത്തിൽ 100 മണിക്കൂർ സന്നദ്ധ സേവനം ചെയ്ത അദ്വെ രാജേഷിന് ഗോൾഡൻ മെഡലും കുട്ടികളുടെ വിഭാഗത്തിൽ 50ൽ പരം മണിക്കൂർ സേവനം ചെയ്ത ദേവ് പിന്റോയ്ക്ക് സിൽവർ മെഡലുമാണ് ലഭിക്കുക. ഇവരുടെ സേവനത്തെ അംഗീകരിച്ചുകൊണ്ട് പ്രസിഡണ്ട് ജോ ബൈഡൻ ഒപ്പിട്ട സാക്ഷ്യപത്രവും മൂവർക്കും സമർപ്പിക്കുന്നതാണെന്ന്‌ ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ, ട്രഷറർ സിസിൽ ചെറിയാൻ എന്നിവർ അറിയിച്ചു. ഒക്‌ടോബർ 30 നു ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളില്‍) നടക്കുന്ന കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഢ ഗംഭീരമായ സദസിൽ വച്ചായിരിക്കും പുരസ്‌കാരങ്ങൾ സമർപ്പിക്കുന്നത്. അഡ്രസ്: 508 Elizabeth Ave, Somerset. അമേരിക്കൻ പൗരനോ നിയമപരമായി അമേരിക്കയിൽ താമസിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി 12 മാസത്തെ കാലയളവിൽ അവരവരുടെ പ്രായപരിധിയിൽ നിർണയിക്കപ്പെട്ടിട്ടുള്ള നിശ്ചിത സമയം സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അവാർഡാണ് PVSA (Presidents Volunteer Service Award ഇത്തരം അവാർഡുകൾ നിർണയിക്കുന്നതിനുള്ള അംഗീകാരം ഈ വർഷമാണ് World Malayalee Council America Region നു ലഭിച്ചത്. വോളന്റീർമാർ ഇത്രത്തിലുള സംഘടനകളുമായി ബന്ധപ്പെട്ടു വേണം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യേണ്ടത് 5 വയസ്സുള്ള കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അവാർഡുകൾ ബ്രോൺസ്, സിൽവർ, ഗോൾഡ് എന്ന് തരം തിരിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും സർവീസ് ചെയ്യുന്ന മണിക്കൂറുകൾ അടിസ്ഥാനപെടുത്തിയാണ് അവാർഡിന്റെ ഗണം തീരുമാനിക്കുന്നത് . ന്യൂജേഴ്സിയിലെ സമഗ്ര മേഖലകളിലും സാമൂഹ്യ സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന സോമൻ ജോൺ തോമസ് എന്ന മുൻ യു.എൻ. ഉദ്യോഗസ്ഥന് ഏറ്റവും അർഹിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. 2019 ല്‍ അഞ്ച് വര്‍ഷത്തെ സേവനത്തിനുള്ള അമേരിക്ക റെഡ് ക്രോസ് വോളണ്ടിയര്‍ അംഗീകാരവും സോമൻ തോമസിന് ലഭിച്ചിരുന്നു. 2020 മെയ് 30 മുതല്‍ 2021 ജൂണ്‍ പത്ത് വരെ ന്യൂജേഴ്‌സി ഈസ്റ്റ് ബേർണ്‍സ്‌വിക്കിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍തോമ്മാ ദേവാലയത്തിലെ കലവറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സോമൻ ഒരു വര്‍ഷക്കാലത്തിനിടെ 32,000-ത്തിലധികം ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനു നേതൃത്വം നൽകി. നിലവില്‍ ന്യൂജേഴ്സിയിലെ ലാഭേച്ഛയില്ലാത്ത നാല് സംഘടനകളുമായി ചേര്‍ന്ന് സന്നദ്ധസേവനം ചെയ്യുന്നു. ബാസ്‌കിംഗ് റിഡ്ജില്‍, സോമര്‍സെറ്റ് ഹില്‍സിലെ വിസിറ്റിംഗ് നഴ്സസ് അസോസിയേഷന്റെ (വിഎന്‍എ) ഹോസ്പീസ് വോളണ്ടിയര്‍കൂടിയായ സോമൻ 2009ലാണ് വിഎന്‍എയുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 2011ലാണ് അദ്ദേഹം ഒരു സര്‍ട്ടിഫൈഡ് വിഎന്‍എ ഹോസ്പീസ് വളണ്ടിയറായത്. അതിനുശേഷം ആറുമാസമോ അതില്‍ കുറവോ മാത്രമേ ആയുസ്സുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആളുകളെ പരിചരിച്ചു വരുന്നു. സെന്‍ട്രല്‍ ന്യൂജേഴ്സിയിലെ റെഡ് ക്രോസിന്റെ ഡോണര്‍ അംബാസഡകൂടിയായ അദ്ദേഹം 2012 മുതല്‍ ഒരു റെഡ് ക്രോസ് ഡോണര്‍ അംബാസഡറാണ്. രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകായും രക്തദാനം ചെയ്യാന്‍ മുന്നോട്ടു വരുന്ന ആളുകളെ പരിശോധിക്കുകായും ചെയ്യുന്നു. ദുരന്ത നിവാരണ സംഘത്തില്‍ അദ്ദേഹം അംഗമാണ്. വിരമിച്ചതിന് ശേഷം 2009-ലും 2010-ലും സോമര്‍സെറ്റ് കൗണ്ടിയിലെ മീല്‍സ് ഓണ്‍ വീല്‍സിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 1990-കളില്‍ പട്ടിണിക്കെതിരെ കര്‍ഷകര്‍ക്കുവേണ്ടി നടത്തിയ ഭക്ഷണ ശേഖരണം. 2000 ല്‍ ഈസ്റ്റ് ബ്രണ്‍സ്വിക്കിലെ ഏലിയയുടെ സൂപ്പ് കിച്ചന്‍. കൂടാതെ, മറ്റ് നിരവധി കമ്മ്യൂണിറ്റി സേവന സന്നദ്ധ പദ്ധതികളിലും അദ്ദേഹം ഭാഗഭാക്കായിട്ടുണ്ട്. 2000ല്‍ ബോണ്‍മാരോ മാച്ചസിനായി (സ്വാബ് ടെസ്റ്റ്) ഉമിനീര്‍ ശേഖരിക്കുന്നതിനായി സന്നദ്ധസേവനം നടത്തിയിരുന്നു. ഒരു വര്‍ഷത്തോളം KANJ- യുടെ ചാരിറ്റി കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിക്കുകയും ഡോ. സാമുവല്‍ ഫിലിപ്പ് സ്‌കോളര്‍ഷിപ്പ് സ്ഥാപിക്കുകയും ചെയ്തു. ഭാര്യ: ശാന്ത റേച്ചൽ തോമസ്. മക്കൾ: ടെറി തോമസ്, താര തേർമഠം. റാൻഡോൾഫ്‌ ഹൈ സ്ക്കൂളിലെ സോഫ്മോർ സ്റ്റുഡന്റ് ആയ അദ്വെ രാജേഷ് ബോയ്സ് സ്‌കൗട്ടിങ്, ട്രാക്ക് ആൻഡ് ഫീൽഡ്, ചെസ്സ്, മാർച്ചിങ്ങ് ബാൻഡ്, തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള യുവ പ്രതിഭയാണ്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ സാമൂഹ്യ സേവനം ആരംഭിച്ച അദ്വെ രാജേഷ് മറ്റു നിരവധി സംഘടനകളുമായി ചേർന്നും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ന്യൂജേഴ്സിയിലെ പട്ടിണി പാവങ്ങൾക്ക് ഭക്ഷണം ശേഖരിക്കുന്നതിനായി അടുത്ത കാലങ്ങളിൽ ശ്രദ്ധേയമായ ഫുഡ് ഡ്രൈവിനും അദ്വെ നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ അധ്യയന വര്ഷം 100 മണിക്കൂറിൽ പരം സന്നദ്ധ സേവനമാണ് അദ്വെ രാജേഷ് നടത്തിയിട്ടുള്ളത്. റാൻഡോൾഫിൽ താമസിക്കുന്ന രാജേഷ് വിദ്യ എന്നിവരുടെഏക മകനാണ്. സാമൂഹ്യ – സന്നദ്ധ മേഖലയിൽ 50 മണിക്കൂർ സേവനം നല്കിയയതിനാണ് കേവലം നാലാം ഗ്രേഡ് വിദ്യാർത്ഥിയായ ദേവ് പിന്റോ ചാക്കോയെ സിൽവർ മെഡലിന് അർഹനായത്. യുവ കവികൂടിയായ ദേവ് രചിച്ച കവിതകൾ ഏറെ ഹൃദ്യമാണ്. മാർട്ടിൻ ലൂതർ കിങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ചു എഡിസൺ ടൗൺഷിപ് നടത്തിയ കവിത രചന മത്സരത്തിൽ എഡിസൺ സിസ്റ്റത്തിൽ നാലാം ഗ്രേഡ് വിദ്യാർഥിയായിരിക്കെ ഡേവ് പിന്റോ വിജയിയായിരുന്നു. നാലാം വയസുമുതൽ നുറുങ്ങു കവിതകൾ പറഞ്ഞുതുടങ്ങിയ ഡേവ് ഒന്നാം ഗ്രേഡിൽ വച്ച് എഴുതിയ “ ഹൌ ഇറ്റ് ഫീൽസ്‌ വിതൗട് ഡാഡ് എറൗണ്ട്” എന്ന കവിത അമേരിക്കയിലെ ഒന്നാം നിര ബാല പുസ്തക പ്രസാധകരിലൊന്നായ സ്കോളാസ്റ്റിക്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് സഹപാഠിയുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേര്പിരിഞ്ഞപ്പോൾ സുഹൃത്തുലുണ്ടായ വേദനയാണ് അത്തരമൊരു കവിത എഴുതാൻ ഡേവിനു പ്രേരിപ്പിച്ചത്. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു കവി ആകണം എന്ന് ആഗ്രഹിക്കുന്ന ഇ നാലാം ഗ്രേഡുകാരൻ സ്കൂൾ സ്ടുടെന്റ്റ് കൗൺസിലിലും സ്കൂൾ അംബാസിഡർ പ്രോഗ്രാമിലും എല്ലാം ഇതൊനൊടകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് Achieving Equality and Peace’എന്ന കവിതയും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ രചിച്ച കവിതകൾ പ്രസീദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുക്കുന്ന ഡേവ് പിന്റോ ബിർസ്റ്റോൾ മേയർ സ്ക്വിബ്ബിൽ സീനിയർ മാനേജരും വേൾഡ് മലയാളീ കൌൺസിൽ റീജിയണൽ സെക്രട്ടറിയുമായ പിന്റോ ചാക്കോയുടെയും രാജശ്രീ പിന്റോയുടെയും മകനാണ്. ഏക സഹോദരൻ:സാമ്മി. Previous articleപനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം Next article“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്. ചരിത്ര സഞ്ചാരി എഴുതുന്ന ‘കോട്ടയത്തിന്റെ സുവിശേഷം’ -16 ക്നായി തൊമ്മൻ ചേപ്പേടും, അല്പം ചരിത്രവും. കോട്ടയത്തിന്റെ സാമൂഹ്യചരിത്രത്തിൽ ഇഴുകിചേർന്ന് നിൽക്കുന്ന സമൂഹമായി ക്നാനായക്കാർ എന്ന സുറിയാനി ക്രിസ്ത്യാനികൾ നിൽക്കുന്നു. അവർ മധ്യതിരുവതാംകൂറിന്റെ നാഡീ നരമ്പുകളിലൂടെ വെള്ള മുണ്ടും, ഷർട്ടും ധരിച്ച് സൗമ്യരായി നടക്കുന്നു മലയാളിമനസ്സ് അവതരിപ്പിക്കുന്നു കൗതുക വാർത്തകൾ വായിക്കുന്നത് ദീപ ദേവിക . നമ്മുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഓർമ്മകളിൽ പ്രധാനപ്പെട്ട ഒന്നാണ് റേഡിയോ കാലഘട്ടത്തിൽ ഞായറാഴ്ചതോറും നാം കേട്ടുകൊണ്ടിരുന്ന 'കൗതുക വാർത്തകൾ ആ കൗതുക വാർത്തകൾ പുതിയ രൂപത്തിലും ഭാവത്തിലും ഇതാ ഇനി ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും മൊത്തം 4 അവാർഡുകളും ഫൊക്കാന കോർഡിനേറ്റർ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ 4 അവാർഡുകൾ കരസ്ഥമാക്കി അമേരിക്കയിലെ മലയാളി സംഘടനകളുൾടെ സംഘടനയായ ഫൊക്കാന ഓർമ്മയിലെ ക്രിസ്തുമസ് ലേഖനമത്സരം – (2) ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു ഓർമ്മയിലെ ക്രിസ്തുമസ്സ് ലേഖനമത്സരം – (1) ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ് സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ ഒന്നും..പറയാതെ പോകുവതെന്തേ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും 1653 പ്രൈമറി അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് സാധ്യമാക്കുന്നത് ആയിരത്തിൽപ്പരം പി എസ് സി നിയമനങ്ങൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേരിട്ടുള്ള ഇടപെടൽ ഗുണമുണ്ടാക്കുന്നത് സ്‌കൂളുകളുടെ സുഗമമായ നടത്തിപ്പിനൊപ്പം ആയിരത്തിൽ പരം കുടുംബങ്ങൾക്കും ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണത്തിൽ മാതാപിതാക്കളിൽ നിന്ന് സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രത്തിലൂടെ പറയുന്നത്. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.വിഷ്ണു ഉണ്ണികൃഷ്ണൻ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തു.35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിൽ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് അണിയറ പ്രവർത്തകർ. Previous Previous post: ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് കൊണ്ടുപോയില്ല; മനംനൊന്ത് യുവതി ആത്മഹത്യചെയ്തു Next Next post: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുരേഷ് ഗോപി എംപി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്നാ ബെന്‍; വെള്ളത്തിലേത് അഭിനയം ആയിരുന്നില്ല, അനുഭവമെന്ന് ജയസൂര്യ ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നിറവും; ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍; മന്ത്രി ആന്റണി രാജു Vision News ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നിറവും; ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍; മന്ത്രി ആന്റണി രാജു ആംബുലന്‍സുകള്‍ക്ക് പ്രത്യേക നമ്പറും നല്‍കും. അംഗീകൃത ഡിസൈനും, നിറവും, ലൈറ്റും, സൈറണും, ഹോണും മാത്രമേ ഉപയോഗിക്കാവൂ. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ലൈസന്‍സ് ലഭിച്ച് 3 വര്‍ഷം കഴിഞ്ഞതിന് ശേഷം മാത്രമേ ആംബുലന്‍സ് ഓടിക്കാന്‍ അനുവദിക്കൂ. ആംബുലന്‍സുകളെ മൂന്നായി തരം തിരിച്ച് സംസ്ഥാനത്തുടനീളം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. പ്രഥമ ശുശ്രൂഷ, പെരുമാറ്റ മര്യാദകള്‍, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗ നിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. ആംബുലന്‍സുകളെക്കുറിച്ച് വരുന്ന വിവിധ പരാതികള്‍ കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. ആദ്യം ചേനയും ഉരുളക്കിഴങ്ങും വേവിച്ചു ഉടച്ചു വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എല്ലാം ചേർത്ത് വഴറ്റിയ ശേഷം അതിലേക്ക് ഉരുളക്കിഴങ്ങ് കൂടി ചേർത്ത് കൊടുക്കണം. എന്നിട്ട് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി ഫ്രൈ ചെയ്ത് എടുക്കണം. മൈദയും ബേക്കിംങ് സോഡയും ബേക്കിംഗ് പൗഡറും കൊക്കോ പൗഡറും ഉപ്പും നല്ലതുപോലെ മൂന്ന് നാല് പ്രാവശ്യം അരിച്ചെടുക്കുക. ഇത് മാറ്റി വെച്ച് രണ്ട് മുട്ട നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് വനില എസ്സന്‍സ് ചേര്‍ക്കുക. അതിന് ശേഷം നമ്മള്‍ മാറ്റി വെച്ച പൊടി ഇതില്‍ ചേര്‍ക്കാവുന്നതാണ്. നല്ലതുപോലെ ബീറ്റ് ചെയ്ത് സണ്‍ഫ്‌ളവര്‍ ഓയിലും ചേര്‍ത്ത് മിക്‌സ് ആക്കിയ ശേഷം ഇത് മാറ്റി വെക്കുക. കേക്ക് തയ്യാറാക്കാന്‍ വേണ്ടി എടുക്കുന്ന പാത്രത്തില്‍ അല്‍പം എണ്ണ പുരട്ടി അതിലേക്ക് ഒരു കഷ്ണം ബട്ടര്‍ പേപ്പര്‍ വെക്കുക. അതിന് മുകളിലേക്കും അല്‍പം എണ്ണ തടവി ഒരു നുള്ള് മൈദ ഇതിലേക്ക് വിതറിയിടുക. അതിന് ശേഷം കേക്ക് തയ്യാറാക്കുന്നതിനായി വെച്ചിരിക്കുന്ന ബാട്ടര്‍ ഈ പാത്രത്തിലേക്ക് മാറ്റുക. അതിന് ശേഷം ഇത് നല്ലതുപോലെ ടാപ്പ് ചെയ്യുക. ബാട്ടറിനടിയില്‍ ഉള്ള എല്ലാ വിധത്തിലുള്ള വായുവും ടാപ്പ് ചെയ്ത് പുറത്തേക്ക് കൊണ്ട് വരേണ്ടതാണ്. അതിന് ശേഷം പ്രീഹീറ്റ് ചെയ്ത കുക്കറില്‍ വിസില്‍ മാറ്റിയ ശേഷം അല്‍പം വെള്ളമൊഴിച്ച് അതിലേക്ക് ഒരു തട്ട് വെച്ച് കേക്ക് തയ്യാറാക്കുന്ന പാത്രം അതിലേക്ക് വെക്കുക. ശേഷം നല്ലതുപോലെ അടച്ച് വെച്ച് 30 മിനിറ്റ് വേവിക്കുക. അതിന് ശേഷം കേക്ക് പുറത്തേക്കെടുത്ത് അത് മൂന്ന് കഷ്ണമായി നെടുകേ മുറിക്കുക. അതിന് മുകളില്‍ അല്‍പം പഞ്ചസാര ലായനി ഒഴിക്കണം. ഈ സമയം ക്രീം എടുത്ത് അതിലേക്ക് പഞ്ചസാരയും മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം. എല്ലാം കഴിഞ്ഞ് മുറിച്ച് വെച്ച കേക്കിന്റെ ഓരോ പാളിയിലും ക്രീം നല്ലതുപോലെ തടവുക. മൂന്ന് പാളിയിലും ക്രീം തടവി കഴിഞ്ഞാല്‍ അലങ്കരിക്കാന്‍ തുടങ്ങാവുന്നതാണ്. ക്രീം നല്ലതുപോലെ മുകളിലും വശങ്ങളിലും തടവി വൃത്തിയാക്കണം. അതിന് ശേഷം നോസില്‍ ഉപയോഗിച്ച് കേക്കിന് മുകളില്‍ വരച്ച് വൃത്തിയാക്കാവുന്നതാണ്. ഇനി 3 മണിക്കൂര്‍ ഫ്രീഡ്ജില്‍ വെക്കണം. ശേഷം നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക് വഖഫ് നിയമനം: മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സമരം വിജയിപ്പിക്കും വഖഫ് നിയമനം: മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സമരം വിജയിപ്പിക്കും നാദാപുരം ഗവ. യു പി സ്കൂൾ കോമ്പൗണ്ടിലെ മരം മുറിച്ചു മാറ്റി: പ്രതിഷേധവുമായി എം.എസ്.എഫ് പേരാമ്പ്രയിലെ കാറപകടം: പരിക്കേറ്റ പാൽ വിതരണക്കാരൻ മരിച്ചു | --Select ആയഞ്ചേരി ഇരിങ്ങണ്ണൂർ എടച്ചേരി ഒമാൻ കക്കട്ടിൽ കല്ലാച്ചി കുറ്റ്യാടി കുവൈറ്റ് ഖത്തർ ജി.സി.സി തൂണേരി ദുബൈ ദോഹ നരിപ്പറ്റ നാദാപുരം പാറക്കടവ് പുറമേരി പെരിങ്ങത്തൂർ വടകര വളയം വാണിമേൽ വില്ല്യാപ്പള്ളി സലാല സൗദി സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം: പി.എം.എ സലാം ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്. കുറ്റ്യാടി: തട്ടുകടകളുടെ പ്രളയക്കാലത്ത് ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ ജില്ലാതല മത്സരത്തിൽ ജില്ലയിൽ നിന്നുള്ള മറ്റ് സ്കൂളുകളെ പിന്തള്ളിയാണ് കുറ്റ്യാടി യിലെ കുട്ടികൾ സംസ്ഥാന മത്സരത്തിന് അർഹത നേടിയത്. തുടർച്ചയായ ആറാം വർഷമാണ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിൽ മാറ്റുരക്കുന്നത്. എൻ സി ഇ ആർ ടി ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തിൻ്റെ ഭാഗമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് റോൾ പ്ലേ മത്സരം സംഘടിപ്പിക്കൂന്നത്. തുടർച്ചയായി രണ്ട് വർഷങ്ങളിൽ സംസ്ഥാനത്ത് നിന്ന് വിജയം വരിച്ച കുറ്റ്യാടി സ്കൂൾ ടീം 2019 ൽ ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ആമിന സെബ അനീസ്, അർച്ചന ബി നായർ ഫാത്തിമ റിയ ഫെബിൻ, നീലാംബരി വിനോദ്, നിവേദിത ആർ എസ് എന്നിവരാണ് അഭിനയിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക രേഖ കെ.എയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. വഖഫ് നിയമനം: മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സമരം വിജയിപ്പിക്കും. നാദാപുരം: വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സമരം വിജയിപ്പിക്കുമെന്ന് നാദാപുരത്ത് ചേർന്ന മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു. നാദാപുരം ഖാസി എം.കെ.കെ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം പി സൂപ്പി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി സ്വാഗതം പറഞ്ഞു. സയ്യിദ് ടി.കെ മുസ്തഫ തങ്ങൾ, ഒ പി മുജീബ് വഹബി, ഡോ. ഉവൈസ് ഫലാഹി, കെ കാസിം മാസ്റ്റർ, എം സി അബ്ദുൽ ഗഫൂർ, സലീം എളയടം ഇല്ലത്ത് ഇസ്മയിൽ, ഹമീദ് വലിയാണ്ടി, നരിക്കോൾ അബ്ദുല്ല, കെ എം കുഞ്ഞബ്ദുല്ല, വി സി ഇക്ബാൽ, എൻ കെ ജമാൽ ഹാജി, എം സി സുബൈർ, സി കെ നാസർ തുടങ്ങിയവർ സംസാരിച്ചു. വഖഫ് നിയമനം: മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സമരം വിജയിപ്പിക്കും. നാദാപുരം: നാദാപുരം ഖാസി എം.കെ.കെ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം പി സൂപ്പി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി സ്വാഗതം പറഞ്ഞു. ഒ പി മുജീബ് വഹബി, ഡോ. ഉവൈസ് ഫലാഹി, കെ കാസിം മാസ്റ്റർ, എം സി അബ്ദുൽ ഗഫൂർ, സലീം എളയടം ഇല്ലത്ത് ഇസ്മയിൽ, ഹമീദ് വലിയാണ്ടി, നരിക്കോൾ അബ്ദുല്ല, കെ എം കുഞ്ഞബ്ദുല്ല, വി സി ഇക്ബാൽ, എൻ കെ ജമാൽ ഹാജി, എം സി സുബൈർ, സി കെ നാസർ തുടങ്ങിയവർ സംസാരിച്ചു. നാദാപുരം ഗവ. യു പി സ്കൂൾ കോമ്പൗണ്ടിലെ മരം മുറിച്ചു മാറ്റി: പ്രതിഷേധവുമായി എം.എസ്.എഫ് നാദാപുരം: ഗവ. യു പി സ്കൂൾ കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രവർത്തകൻ സമരം തുടങ്ങി. ആദ്യ ഘട്ടമായി ഇന്ന് വൈകീട്ട് മൂന്നരയോടെ സ്കൂളിൽ എത്തിയ പത്തോളം വരുന്ന സമരക്കാർ ആദ്യം പ്രധാനാധ്യാപിക ലേഖയുമായി സംസാരിക്കുകയും ഇവരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് സ്കൂൾ വരാന്തയിൽ നിന്ന് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. സി പി അജ്മൽ, സയിദ് മിഖ്ദാദ്, വസീം ചീറോത്ത്‌ ശാമിൽ മണ്ണോളി റംഷാദ് കുമ്മങ്കോട് അസ്‌ലം വടകയിൽ മഷൂർ അഫ്‌ദൽ സിപി തുടങ്ങിയവർ നേതൃത്വം നൽകി. പേരാമ്പ്രയിലെ കാറപകടം: പരിക്കേറ്റ പാൽ വിതരണക്കാരൻ മരിച്ചു പേരാമ്പ്ര ഇന്ന് രാവിലെ പേരാമ്പ്ര കൈതക്കൽ കാറിടിച്ച് പരിക്കേറ്റ പാൽ വിതരണക്കാരൻ മരിച്ചു. കൈതക്കല്‍ കള്ള് ഷാപ്പിന് സമീപം ഇന്ന് രാവിലെ 8 മണിയോടെ നടന്ന അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ പാൽ വിതരണക്കാരൻ പാറക്കുന്നത്ത് താമസിക്കും മുളിയങ്ങൽ പനച്ചിങ്ങൽ അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. അപകടം നടന്ന ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഉള്ള്യേരി ഭാഗത്തേക്ക് പോവുന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിന് ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ചായക്കടയും തകർത്ത് അൻപതോളം മീറ്റർ അകലെ പോയി നിൽക്കുകയായിരുന്നു. സ്കൂൾ ലൈബ്രറിക്ക് അക്ഷര സദ്യയൊരുക്കി സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾ വിവാദമുണ്ടാക്കി വികസനത്തെ തടയിടാനുള്ള സി പി എം നീക്കം ജനവിരുദ്ധം: അഹമ്മദ് പുന്നക്കൽ നാദാപുരം: വികസന രംഗത്ത് കുതിച്ചുചാട്ടം നടത്തുന്ന നാദാപുരം നിയോജക മണ്ഡല ത്തിലെ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് വികസനങ്ങളെ തടയിടാനുള്ള സി പി എം ശ്രമം ജനവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ പറഞ്ഞു. യു ഡി എഫ് ഭരിക്കുന്ന 4 പഞ്ചായത്തുകളിലും മാതൃകാപരമായ വികസനം നടക്കുമ്പോൾ എൽ ഡി എഫ് ഭരിക്കുന്ന 6 പഞ്ചായത്തുകളിൽ ഗുരുതരമായ വികസന മുരടിപ്പാണ് ഉള്ളത്. ഇതിൽ വിറളിപൂണ്ട സി. പി. എം കാർ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ച് വികസനത്തെ തടയാൻ ശ്രമിക്കുകയാണ്. ഈയടുത്ത് യു ഡി എഫ് ഭരിക്കുന്ന തുണേരി പഞ്ചായത്തിൽ വർഗീയ ദുരാരോപണങ്ങൾ നടത്തി അന്തരീക്ഷം മലീമസമാക്കാൻ സി പി എം നടത്തിയ വൃത്തികെട്ട നീക്കങ്ങളെ പൊതുജനം ഒറ്റകെട്ടായി ചെറുത്തുതോല്പിക്കുകയുണ്ടായി. നാദാപുരത്ത് വായനശാലയും, ബഡ്സ് സ്കൂളും തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി ആവർത്തിച്ച് പ്രഖ്യാപിക്കുകയും അതിനാവശ്യമായ ഭരണപരമായ നടപടി ക്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ വായന ശാലയുടെ പേരിൽ സി പി എം നടത്തുന്ന ബാലിശമായ പ്രചാര വേലകളും കോലാലഹങ്ങളും പൊതു സമൂഹം പുച്ചിച്ച് തള്ളുമെന്ന് പുന്നക്കൽ വ്യക്തമാക്കി. നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് ലീഗ് ഉപരോധിച്ചു നാദാപുരം: ഗ്രാമപഞ്ചായത്ത്‌ ഓഫീസിൽ യൂത്ത് ലീഗ് പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത്‌ ആസ്തി രജിസ്റ്ററിലുള്ള സ്ഥലം അനധികൃതമായി കൈയേറിയത് പൊളിച്ചു മാറ്റാൻ ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാത്ത സെക്രട്ടറിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ സെക്രട്ടറി എം പി റജുലാലിനെ മുറിയിൽ കയറി ഉപരോധിച്ചത്. മണ്ഡലം സെക്രട്ടറി ഇ ഹാരിസ്, സി പി അജ്മൽ തുrടങ്ങിയവർ നേതൃത്വം നൽകി. വായനശാല വിവാദം: സി.പി.എം പ്രകടിപ്പിക്കുന്നത് ഇയ്യങ്കോട് വാർഡ് നഷ്ടമായതിലെ നിരാശ: ലീഗ് വായനശാലാ വിവാദം: ഡി വൈ എഫ് ഐ നിലപാടിനെതിരെ യൂത്ത് ലീഗ്. നാദാപുരം വർഷങ്ങളായി നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബഡ്സ് സ്‌കൂളും, വായനശാലയും പണിയാനുള്ള ഭരണ സമിതിയുടെ നീക്കങ്ങൾക്ക് തടയിടുന്ന ഡി വൈ എഫ് ഐ സ്വീകരിക്കുന്നത് വികസന വിരുദ്ധ സമീപനമാണെന്ന് യൂത്ത് ലീഗ്. കലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം പൊളിച്ചു മാറ്റി പുനർ നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞ ഭരണ സമിതിയാണ്. അന്നത്തെ ഭരണ സമിതിയിൽ വാർഡിനെ പ്രതിനിധീകരിച്ചത് എൽ ഡി എഫ് മെമ്പറായിരുന്നു. താഴത്തെ നിലയിൽ ബഡ്‌സ് സ്‌കൂളും ഒന്നാം നിലയിൽ ആധുനിക സൗകര്യത്തോടെ വായനശാലയും പണിയാനുള്ള നീക്കത്തിന് തുരങ്കം വെക്കുന്നതിലൂടെ നാടിനെ പിന്നോട്ടിപ്പിക്കാനാണ് ഡി വൈ എഫ് ഐ ശ്രമിക്കുന്നതെന്നും നാദാപുരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇ ഹാരിസ് കുറ്റപ്പെടുത്തി. തൊട്ട് മുമ്പ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനുള്ളിൽ പ്രതിഷേധ യോഗം നടത്തിയിരുന്നു. പോലീസെത്തി പൂട്ട് പൊളിച്ചാണ് സമരക്കാരെ നീക്കിയത്. ശേഷം ഭരണസമിതി ഹാളിൽ പൊലീസെത്തിയെങ്കിലും അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ പ്രസിഡന്റ് അനുമതി നൽകിയില്ല. ബഹളത്തിനിടയിലും ഭരണസമിതി യോഗാനടപടികൾ പൂർത്തിയാക്കി. ഇയ്യങ്കോട് വായനശാല: നാദാപുരം പഞ്ചായത്ത് ഭരണസമിതി യോഗം പ്രക്ഷുബ്ധമായി; പഞ്ചായത്ത് ഓഫിസിന് പുറത്ത് സംഘർഷം യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ കോൺഗ്രസ് നേതാക്കളെ അപമാനിച്ചെന്ന്: മൂന്ന് ഭാരവാഹികൾക്ക് ഷോക്കോസ് നോട്ടീസ്. വാണിമേൽ: കഴിഞ്ഞ ദിവസം നടന്ന വാണിമേൽ മണ്ഡലം യൂത്ത് കോൺഗ്രസ് പദയാത്രയുടെ സമാപന പൊതുയോഗത്തിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളെ അപമാനിച്ചെന്ന് പരാതി. പരിപാടിക്ക് ചുക്കാൻ പിടിച്ച മൂന്ന് ഭാരവാഹികൾക്ക് ഷോക്കോസ് നോട്ടീസ് നൽകി. കെ.എസ്.യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് യു പി ജയേഷ് കുമാർ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് കുണ്ടിൽ എന്നിവർക്കാണ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം ടി ഹരിദാസൻ ഇന്ന് നോട്ടീസ് നൽകിയത്. പദയാത്രയുടെ സമാപന ത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ പാർട്ടി അച്ചടക്ക നടപടി നേരിടുന്ന രണ്ടു നേതാക്കളെ ക്ഷണിച്ചതും മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെയുള്ള കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളെ സ്വാഗത പ്രസംഗത്തിൽ പരാമർശിക്കാത്തതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനപ്രകാരം ഷോക്കോസ് നൽകിയത്. ഇവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ കടുത്ത നടപടി ഉണ്ടായേക്കും . പോപുലർ ഫ്രണ്ട് കൂട്ടയോട്ടവും സ്റ്റേ ഫിറ്റ് പ്രോഗ്രാമും നടത്തി വളയം ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം" ദേശീയ ആരോഗ്യ കാമ്പയിനിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വളയം ടൗണിൽ കൂട്ടയോട്ടവും സ്റ്റേ ഫിറ്റ് പ്രോഗ്രാമും നടത്തി. ഹമീദ് ചേലക്കാടൻ ഫ്ലാഗോഫ് ചെയ്തു. പരിപാടിക്ക് റഫീഖ്, സജീർ, സഫീർ, ജാബിർ എന്നിവർ നേതൃത്വം നൽകി. കായക്കൊടി: മത്സ്യകൃഷിയോടും മത്സ്യസമ്പത്തിനോടും അടങ്ങാത്ത ആഗ്രഹവുമായി യുവകർഷകൻ്റെ മത്സ്യകൃഷി വിളവെടുപ്പിൽ നൂറുമേനി. കേരള സർക്കാർ ഫിഷറീസ് വകുപ്പും കായക്കൊടി ഗ്രാമ പഞ്ചായത്തും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ആലക്കാട്ട് ലിനീഷിൻ്റെ പടുതാക്കുളം മത്സ്യകൃഷി വിളവെടുപ്പാണ് ഒരു നാടിനൊന്നാകെ അഭിമാനമായി മാറിയത്. ചങ്ങരംകുളം സ്വദേശിയായ ലിനീഷ് ആദ്യഘട്ടത്തിൽ ആസാം വാളയെയാണ് വളർത്തിയത്.ആദ്യ വിളവെടുപ്പിൽ തന്നെ ഒന്നര ക്വിൻ്റലോളം മത്സ്യങ്ങളെ വിൽപന നടത്താനായതിൻ്റെ സന്തോഷനുഭവങ്ങളാണ് മീൻ വളർത്തൽ ഉപജീവന മാർഗ്ഗമായി മാറ്റിയ ലിനീഷിന് പറയാനുള്ളത്. ഒന്നാം ക്ലാസ് വിദ്യാർത്ഥി ദേശീയ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലേക്ക്. നാദാപുരം: ഡിസംബർ 11 മുതൽ 14 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാൻ ഒന്നാം ക്ലാസുകാരൻ യോഗ്യത നേടി. നാദാപുരം പേരോട്ടെ ഡോക്ടർ ദമ്പതികളായ പി പി ശരീഫ് യഹ്‌യയുടെയും ഷബാന ശരീഫിന്റെയും മകൻ ആർസം ശരീഫാണ് ഈ മിടുക്കൻ. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഒരിനത്തിൽ വെള്ളിമെഡലും മറ്റൊരിനത്തിൽ വെങ്കല മെഡലും നേടിയാണ് ആർസം ഷെറിഫ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. മൗണ്ട് ഗൈഡ് ഇൻറർ നാഷണൽ സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ചെറുപ്പത്തിൽ തന്നെ റോളർ സ്‌കേറ്റിംഗിൽ പരിശീലനം നേടിയ ഈ കുട്ടി കായിക കേരളത്തിന് വലിയ പ്രതീക്ഷ നൽകുകയാണ്. സ്വാഗതസംഘം ഭാരവാഹികളായി ടി കെ രാജൻ മാസ്റ്റർ (ചെയർമാൻ പി. ചാത്തു മാസ്റ്റർ, അഭിജിത്ത് കോറോത്ത്, വിമൽ കുമാർ കണ്ണങ്കൈ, ടി.ശ്രീധരൻ (വൈസ് ചെയർമാൻമാർ പി.പി ശ്രീജിത്ത് (ജന:കൺവീനർ ലിനീഷ് അരുവിക്കര, സി.കെ റീന, നിവേദ് ബാലകൃഷ്ണൻ (ജോ. കൺവീനർമാർ രജീന്ദ്രൻ കപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയുക: സംവാദ സദസ്സ് നാദാപുരം: സോഷ്യൽ മീഡിയ വഴിയും മറ്റും സംഘ് പരിവാർ നേതൃത്വത്തിൽ നടത്തുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് സാമുദായിക സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങണമെന്ന് 'സംവാദ സദസ്സ്‌ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ് ലാമി നാദാപുരം ഏരിയ സമിതിയുടെ നേതൃത്വത്തിലാണ് നാദാപുരം സർഗ ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചത്.ശിഹാബുദീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. സഈദ് എലങ്കമൽ, സുഹൈൽ കുന്നുമ്മക്കര നേതൃത്വം നൽകി.ഏരിയ പ്രസിഡന്റ് ഖാസിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.അബ്ദുല്ല അക്മൽ ഖിറാഅത്ത് നടത്തി. എടച്ചേരി: അശരണരെ ചേർത്തു പിടിക്കുന്നതാണ് യഥാർത്ഥ മാനവികതയും ജീവകാരുണ്യ പ്രവർത്തനങ്ങളും എന്ന് ഇ കെ വിജയൻ എം.എൽ.എ അഭിപ്രായപ്പെട്ടു. തണൽ, ബി.ഡി.കെ പ്രവർത്തകരെ അങ്ങേയറ്റം അഭിനന്ദിക്കുന്നതായും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു. എടച്ചേരി തണലും ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയും സംയുക്തമായി തണലിൽ നടത്തിയ കൂടെ 2021 സംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തണൽ പ്രസിഡണ്ട് പ്രദീപ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. തണൽ ലൈബ്രറി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിൻ്റെ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിച്ചു. തണൽ ഒരുക്കുന്ന കറിവേപ്പില നാടകം ആവിഷ്ക്കാരം ഉദ്ഘാടനം കവി ശ്രീനി എടച്ചേരി നിർവഹിച്ചു. തണലിലെ നിവാസികളുടെ സൃഷ്ടികളടങ്ങിയ കടലിരമ്പം മാഗസിൻ ലോഗോ പ്രകാശനം എടച്ചേരി എസ്.ഐ സന്തോഷ് കുമാർ നിർവ്വഹിച്ചു. സിറാജ് തവന്നൂർ, മൂസ കുറുങ്ങോട്ട്, ശ്രീധരൻ ടി.പി, ഇല്യാസ് തരുവണ, വത്സരാജ് മണലാട്ട്, മുഹമ്മദ് കബീർ, പി.രാജ് കുമാർ,രാജൻ മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു.ബി.ഡി.കെ താലൂക്ക് പ്രസിഡണ്ട് അൻസാർ ചേരാപുരം സ്വാഗതവും തണൽ സെക്രട്ടറി പി.കെ ബാബു നന്ദിയും പറഞ്ഞു. തുടർന്ന് കലാക്ഷേത്ര കക്കട്ടിൽ, ഫ്ലവേർസ് മെലഡിസ് വടകര സ്നേഹവിരുന്ന് ഒരുക്കി. തണൽ നിവാസികളുടെ ഗാനാലാപനവും, ഡാൻസും അരങ്ങേറി രാത്രി 9 മണിയോടെ ക്യാമ്പ് ഫയറോടെ സമാപിച്ച പരിപാടികൾ തണലിലെ നിവാസികൾക്ക് മനസിക ഉല്ലാസം നൽകാനും ഉപകരിച്ചു. ബി.ഡി.കെവളണ്ടിയർമാരും തണൽ കമ്മിറ്റിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. കോവിഡ് മഹാമാരി കാരണം ഒന്നര വർഷങ്ങളായി റൂമിലൊതുങ്ങിയ 240 ഓളം തണൽ നിവാസികൾക്ക് ആശ്വാസവും സന്തോഷവും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് തണൽ എടച്ചേരിയും ബി.ഡി.കെ വടകരയും ചേർന്ന് കൂടെ 2021 ഒരുക്കിയത്. റാബിയ നജാത്തിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയും ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുമായ റാബിയ നജാത്തിന്റെ പ്രഥമ കവിതാസമാഹാരം കൂട്ടെഴുത്ത് കവി പി എം നാസിമുദ്ദീൻ പ്രകാശനം ചെയ്തു. ചെറു പ്രായം മുതലേ വായനയിൽ തല്പരയായ റാബിയ നജാത് കുമ്മങ്കോട് തീർച്ചിലോത്ത് സൈനുദ്ധീന്റെയും, ഖമറുന്നിസയുടെയും മകളാണ്. സ്‌കൂൾ മാനേജർ കെ സുബൈർ ആദ്യപ്രതി ഏറ്റുവാങ്ങി. മലയാളം അധ്യാപകൻ എസ് ജിഷാദ് പുസ്തകം പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഒ ശരീഫുദ്ധീൻ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ടുമാമാരായ ഉമർ പുതിയോട്ടിൽ, ഉമ്മു ശബീബ,വൈസ് പ്രിൻസിപ്പൽ എ പി അബ്ദുൽ ജബ്ബാർ, ബന്ന ചേന്ദമംഗലൂർ, കെ സി അൻവർ, ഡോ.ഹസ്ബുല്ല, അയ്യൂബ് നാദാപുരം, ടി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ജസീം ലാൽ സ്വാഗതവും വി കെ ഹാദിഫ നന്ദിയും പറഞ്ഞു. ഡോഡോ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പിണറായിയുടെ തണലിൽ കേരള പോലിസ് പോക്കിരി സർവ്വിസിന് പഠിക്കുന്നു: റിജിൽ മാക്കുറ്റി വാണിമേൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിൽ കേരളത്തിലെ പോലിസ് പോക്കിരി സർവ്വീസിന് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ വൈസ്:പ്രസിഡന്റ് റിജിൽ മാക്കുറ്റി. യുനൈറ്റഡ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി വാണിമേലിൽ നടന്ന മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ പദ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കൃത്യ നിർവ്വഹണത്തിനു പേരു കേട്ട കേരളാ പോലീസ് ഇന്നു നാട്ടിന് അപമാനമായിരിക്കുന്നുവെന്നും അതിന്റെ ഉദാഹരണങ്ങളാണ് മോഫിയ പർവീൺ ഉൾപ്പടെ അനേകം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗിയതക്കെതിരെ യൂത്ത് കോൺഗ്രസെന്ന പ്രമേയത്തിൽ നടന്ന പദ യാത്ര വെള്ളിയോട് പള്ളി പരിസരത്ത് വെച്ച് ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആർ. ഷഹിൻ മണ്ഡലം പ്രസിഡന്റ്‌ ലത്തീഫ് കുണ്ടിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു ഭവിത്ത് മാലോൽ, ബിപിൻ തോമസ്, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു. ഭൂമിവാതുക്കലിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു ലത്തീഫ് കുണ്ടിൽ അധ്യക്ഷത വഹിച്ചു, കെ. എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു പരിപാടിയിൽ ഡി. സി. സി വൈസ്:പ്രസിഡന്റ്‌ പി. കെ ഹബീബ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം. ടി ഹരിദാസൻ, എം. കെ കുഞ്ഞബ്ദുള്ള, എൻ. കെ മുത്തലിബ്, കെ ബാലകൃഷ്ണൻ, കെ.കുഞ്ഞാലി മാസ്റ്റർ, യു.കെ.അഷ്‌റഫ്‌ മാസ്റ്റർ, ടി. കെ മൊയ്‌തുട്ടി, എൻ സുലൈമാൻ, കല്ലിൽ കുഞ്ഞബ്ദുള്ള, ഷെബി സെബാസ്റ്റ്യൻ, ശരീഫ്, ജെയിംസ് ടോംസ്, ഇസ്ഹാഖ്. ഇ. പി, ഇസ്മായിൽ ടി. കെ തുടങ്ങിയവർ സംസാരിച്ചു അയന ബാലൻ സ്വാഗതവും, ഡോൺ കെ തോമസ് നന്ദിയും പറഞ്ഞു. നാദാപുരം ഗവ. കോളജിൽ സമാധാന യോഗം ചേർന്നു: പൂവാല ശല്യത്തിനെതിരെ പൊലീസ് പട്രോളിംഗ് ശകതമാക്കും നാദാപുരം: ഇന്നലെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാദാപുരം ഗവ. കോളജ് പരിസരത്ത് തമ്പടിക്കുന്ന പൂവാലൻമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ്. അൽപ സമയം മുൻപ് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിയുടെ സാന്നിധ്യത്തിൽ നടന്ന സമാധാന യോഗത്തിലാണ് തീരുമാനം. കോളജ് വിദ്യാർത്ഥികളെ ആക്രമിച്ചു പരിക്കേൽപിച്ചവർക്കെതിരെ നടപടി ഉണ്ടാകും. കോളജ് സ്ഥിതി ചെയ്യുന്ന കിണമ്പറ കുന്നിൽ പട്രോളിംഗ് ശക്തമാക്കും. കാമ്പസിനകത്ത് പുറത്ത് നിന്നുള്ള ഇടപെടൽ ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് നേരെ നടന്ന അക്രമത്തെയും ഇതിൻ്റെ തുടർച്ചയായി രാത്രി വ്യാപാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെയും യോഗം അപലപിച്ചു. നാദാപുരം പൊലീസ് സബ് ഇൻസ്‌പെക്ടറാണ് യോഗം വിളിച്ചത്. ലീഗ് നേതാക്കളായ എൻ കെ ജമാൽ ഹാജി, ഇ ഹാരിസ്, ഈന്തുള്ളതിൽ കുഞ്ഞാലി, സി പി എം നേതാക്കളായ കെ പി കുമാരൻ മാസ്റ്റർ, സി പി രാജൻ, പി കുഞ്ഞിരാമൻ, രാജേഷ് എന്നിവർ പങ്കെടുത്തു. വൈറൽ പനി പടരുന്നു: വിദ്യാലയങ്ങൾ അണു വിമുക്തമാക്കാൻ ജനകീയ ദുരന്ത നിവാരണ സേന രംഗത്ത്. നാദാപുരം: വൈറൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്കൂളും മദ്രസയും അണു വിമുക്തമാക്കുകയാണ് നാദാപുരം ജനകീയ ദുരന്തനിവാരണ സേന. ആദ്യ ഘട്ടമായി പയന്തോങ് ഹയാത്തുൽ ഇസ്ലാം മദ്രസയാണ് അണു മുക്തമാക്കിയത്. കുറ്റിപ്പുറം യൂണിറ്റ് പ്രവർത്തകരായ മൊട്ടേമ്മൽ സകരിയ, കൊടഞ്ചേരി ബഷീർ എന്നിവർ നേതൃത്വം നൽകി. എല്ലാ ആഴ്ചയും ഇത് തുടരും. അണു മുക്തമാക്കാൻ ആവശ്യമായ സാനിറ്റയ്സർ ഖത്തർ വ്യവസായി മഠത്തിൽ മുനീർ സംഭാവന ചെയ്തു. നാദാപുരം ഗവ. കോളജിൽ സംഘർഷാവസ്ഥ: വിദ്യാർത്ഥികൾ ഓഫീസ് ഉപരോധിച്ചു നാദാപുരം: ഇന്നലെ വിദ്യാർത്ഥികൾക്ക് നേരെ പുറത്ത് നിന്നുള്ള സംഘം നടത്തിയ ആക്രമണത്തെ തുടർന്ന് കോളജിൽ സംഘർഷാവസ്ഥ. എസ് എഫ് ഐ ഒഴികെ മറ്റു വിദ്യാർത്ഥി സംഘടനകൾ കോളജിൽ പഠിപ്പ് മുടക്ക് സമരത്തിന് നോട്ടീസ് നൽകിയെങ്കിലും പ്രിൻസിപ്പൽ ഇത് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പലിൻ്റെ ഓഫീസിന് മുന്നിൽ ഉപരോധം തുടങ്ങി. വിദ്യാർത്ഥികൾക്കൊപ്പം നിൽക്കാതെ സി പി എം അനുഭാവികളായ അക്രമി സംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിക്കുന്നതെന്ന് എം എസ് എഫ് മണ്ഡലം ഭാരവാഹി റാസിഖ് ചങ്ങരംകുളം പറഞ്ഞു. പ്രിൻസിപ്പലുമായി ചർച്ച നടത്തിയ ശേഷമാണ് റാസിഖിൻ്റെ പ്രതികരണം. വ്യാപാരിക്ക് നേരെ അക്രമം: തെരുവം പറമ്പിൽ ഇന്ന് ഹർത്താൽ. നാദാപുരം: തെരുവം പറമ്പിൽ ഗവ. കോളജ് വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതിന് പിന്നാലെ ഇന്നലെ രാത്രി വ്യാപാരിക്ക് നേരെയും അക്രമം. സംഭവത്തിൽ പ്രതി ഷേധിച്ച് തെരുവം പറമ്പിൽ ഇന്ന് ഉച്ചവരെ കടകൾ അടച്ച് ഹർത്താൽ ആചരിക്കാൻ സി പി ഐ എം തീരുമാനിച്ചു . താനമടത്തിൽ രതിൻ കുമാർ (34 സി.പിഐ എം അനുഭാവി പന്നിക്കുഴിച്ചാൽ വിഷ്ണു (26) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണുവിനെ മര പട്ടികയും മാരകായുധങ്ങളുമായി അക്രമിക്കുന്നത് തടയാൻ എത്തിയ രതിൻ കുമാറിനെയും അക്രമിക്കുകയായിരുന്നുവെന്ന് സി പി ഐ എം നേതാക്കൾ പറഞ്ഞു. നാദാപുരം ഭക്ഷണത്തിൽ മതപരമായ വിവേചനം കൊണ്ടുവരുന്നവർ മതനിരപേക്ഷ സമൂഹത്തെ കലുഷിതമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണെന്നും ഇത്തരം വർഗ്ഗീയ വാദികളെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി "ഭക്ഷണത്തിന് പക്ഷമില്ല" ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിമൽ കുമാർ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിനീഷ് അരുവിക്കര, രാംജിത്ത് കെ, നിവേദ് ബാലകൃഷ്ണൻ, കെ.എം അനുരാഗ് പ്രസംഗിച്ചു. നാദാപുരം ഗവ. കോളജിൽ സംഘർഷം: ഒമ്പത് വിദ്യാർഥികൾക്ക് പരിക്ക് നാദാപുരം: ഗവ. കോളജിൽ ഉണ്ടായ സംഘർഷത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് പരിക്കേറ്റു. നാട്ടുകാരിൽ ചിലർ വൈകുന്നേരങ്ങളിൽ കോളജ് പരിസരത്ത് തമ്പടിക്കുകയും വിദ്യാർഥിനികളെ ശല്യം ചെയ്യുകയും ചെയ്തതിനെ ചോദ്യം ചെയ്ത വിദ്യാർഥികൾക്കാണ് മർദനമേറ്റത്. മുപ്പതോളം വരുന്ന സംഘം ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. പരിക്കേറ്റ ഫഹദ് മിത്തലെ കാട്ടിൽ തയ്യിൽ കടമേരി, വി.കെ അൻസിഫ് (എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ജാസിം തുണ്ടിപറമ്പത്ത്, ആദിൽ താഴെകത്തനോൽ ചിയ്യൂർ, സലീത്ത് കൊടക്കൽ കുനി തളീക്കര, പി.വി മുഹമ്മദ് തളിയിൽ, ആൽവിൻ കൃഷ്ണ കൂത്താളി, കെ. മുഹമ്മദ് കുന്നുമ്മൽ, ടി.പി സഫ്വാൻ കല്ലാച്ചി എന്നിവരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കടമേരി ഗുണ്ടാ ആക്രമണം: സംഘത്തലവൻ പിടിയിൽ നാദാപുരം: കടമേരിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഗുണ്ടാ ആക്രമണത്തിൻ്റെ സൂത്രധാരൻ പിടിയിൽ. കണ്ണൂർ ജില്ലക്കാരനായ ഷമീമിനെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഇദ്ദേഹം പൊലീസിനെ ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചിരുന്നു. നാദാപുരം എ എസ് പി നിധിൻ രാജിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗുണ്ടാ സംഘത്തിൻ്റെ തലവൻ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘത്തിൽ പെട്ട നാറാത്ത് ഫഹദിനെ അറസ്റ്റ് ചെയ്‌തിരുന്നു. മറ്റു ആറു പേർ കൂടി ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്‌ച വൈകീട്ടാണ് കടമേരി കീരിയങ്ങാടി റോഡിൽ പാലോറ നിയാസിന്റെ വീട്ടിൽ കണ്ണുരിൽ നിന്നുള്ള ക്രിമിനൽ സംഘം എത്തിയത്. നേരത്തേ വാണിമേലിൽ വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നിയാസിനെ തേടി രണ്ടു കാറുകളിലായി എത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം നിയാസു മായി ചർച്ച ചെയ്യാനാണ് ഇവർ ഇവിടെ എത്തിയത്. നിയാസിൻ്റ വീട്ടിൽ വെച്ച് ചർച്ച നടക്കുന്ന തിനിടെ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായി. മാരകാ യുധങ്ങളുമായി എത്തിയ ഇവർ വീട്ടുകാരെ ആക്രമിക്കാൻ ഒരുങ്ങിയതോടെ ഇവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയുമായിരുന്നു നാട്ടുകാരെയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. വളയം വാണിമേൽ റോഡ് തകർന്നു: യൂത്ത് ലീഗ് സമരത്തിന് നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വളയം വാണിമേൽ റോഡ് തകർന്നു. വർഷങ്ങൾക്ക് മുൻപ് നവീകരിച്ച ഈ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുഷ്കരമായി മാറി. മഴ പെയ്തതോടെ റോഡിൽ പലയിടങ്ങളിലായി ചെളിയും നിറഞ്ഞിട്ടുണ്ട്. റോഡ് റീ ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത് കമ്മിറ്റി പ്രക്ഷോഭം തുടങ്ങാൻ തീരുമാനിച്ചു. നാദാപുരത്ത് 4500 കുടുംബങ്ങൾക്ക് കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു നാദാപുരം 2021-22 വർഷത്തെ ജനജീയാസൂത്രണ പദ്ധതിയിൽ കാർഷിക മേഖലയില്‍ ഉള്‍പ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിലെ 4500 കർഷകർക്ക് കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു . ഓരോ കർഷകനും ഒരു തൈ വീതമാണു നൽകിയത്. ഇരുപതാം വാർഡിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പഞ്ചായത്ത് തല വിതരണോദ്ഘാടനം നിർവ്വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ സി ടി കെ സമീറ വി എ അമ്മദ് ഹാജി സി വി കുഞ്ഞമ്മദ് വി എ റഹീം കാസിം കുന്നുമ്മൽ പി കെ അഷ്‌റഫ് പി സിറാജ് എന്നിവർ സംബന്ധിച്ചു . വൈദ്യുതി തൂണിൽ കുടുങ്ങി നിന്ന സ്കൂൾ ബസ് നാട്ടുകാർ തള്ളിമാറ്റി: അപകടം ഒഴിവായി വാണിമേൽ: വിദ്യാർത്ഥികളെ കയറ്റാനെത്തിയ സ്കൂൾ ബസ് റോഡിൽ കുടുങ്ങി. നാദാപുരം അൽഹുദാ യു പി സ്കൂളിൻ്റെ ബസാണ് വാണിമേൽ വയൽ പീടികക്കടുത്ത് കാപ്പാട്ട് കിഴക്കയിൽ കയറ്റത്തിൽ കുടുങ്ങിയത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തട്ടി കുടുങ്ങി നിന്ന ബസ് നാട്ടുകാരുടെ സഹായത്തോടെ തള്ളി മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. കൈവരി നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് യൂത്ത് ലീഗ് മഹല്ലുകൾ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകണം വാണിമേൽ: മുസ്ലിംകളേയും ഇസ്ലാമിനേയും വികലമാക്കി ചിത്രീകരിക്കാനും അറബ് പദങ്ങൾ ദുരുപയോഗം നടത്തി ഇസ്ലാമിക സംസ്കൃതിയെ സമൂഹമദ്ധ്യേ മോശമായി ചിത്രീകരിക്കാനും ഗൂഢ നീക്കങ്ങൾ നടക്കുമ്പോൾ മാനവ രാശിയുടെ സമ്പൂർണ്ണ ജീവിതവിജയം വിഭാവനം ചെയ്യുന്ന ഇസ്ലാമിൻ്റെ ആശയ പ്രചാരണത്തിന്നായി നവോത്ഥാന മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഏതെങ്കിലും ഇരുട്ടിൻ്റെ ശക്തികൾക്ക് തകർക്കാൻ കഴിയുന്നതല്ല ഇസ്ലാമെന്നും മാധ്യമ പ്രവർത്തകൻ സി വി എം വാണിമേൽ അഭിപ്രായപ്പെട്ടു. ഹാരിസ് റഹ്മാനി തിനൂർ മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് ദാരിമി, അബ്ദുറഷീദ് ബാഖവി, സലാം മാഹിരി, മുഹമ്മദ് മുസ്ലിയാർ, മുസ്തഫ ദാരിമി, ഹമീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ഇർഷാദ് ചീക്കോന്ന് സ്വാഗതവും മുജീബ് മൗലവി നന്ദിയും പറഞ്ഞു. കടമേരിയിലെ ഗുണ്ടാ ആക്രമണം: യുവതി ഉൾപ്പെടെ ക്വട്ടേഷൻ സംഘത്തിലെ നാലു പേർ കസ്റ്റഡിയിൽ. നാദാപുരം കടമേരിയിൽ ഇന്നലെ രാത്രി നടന്ന ഗുണ്ടാ ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഒരു യുവതി അടക്കം ക്വട്ടേഷൻ സംഘത്തിൽ പെട്ടവരും 4 പേരും വീട്ടുകാരൻ നിയാസും കസ്റ്റഡിയിലുണ്ട്. ഇന്നലെ അർധ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് സി ഐ ഫായിസി പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ വെള്ളിലോട്ട് അബ്ദുല്ല, വെള്ളിലാട്ട് സലാം, ഫൈസൽ എന്നിവർ നാദാപുരം താലൂക്ക് ആശുപത്രിയിലാണ്. ക്വട്ടേഷൻ സംഘം എത്തിയ നിയാസിൻ്റെ വീട്ടുകാരും ആശുപത്രിയിൽ ഉണ്ട്. ഇന്നലെ വൈകീട്ടാണ് കടമേരി കീരിയങ്ങാടി റോഡിൽ പാലോറ നിയാസിന്റെ വീട്ടിൽ കാസർക്കോഡ് നിന്നുള്ള ക്രിമിനൽ സംഘം എത്തിയത്. നേരത്തേ വാണിമേലിൽ വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നിയാസിനെ തേടി രണ്ടു കാറുകളിലായി എത്തിയ സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഞ്ചാവ് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം നിയാസു മായി ചർച്ച ചെയ്യാനാണ് ഇവർ ഇവിടെ എത്തിയതെന്നാണ് സൂചന. നിയാസിൻ്റ വീട്ടിൽ വെച്ച് ചർച്ച നടക്കുന്ന തിനിടെ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായി. മാരകാ യുധങ്ങളുമായി എത്തിയ ഇവർ വീട്ടുകാരെ ആക്രമിക്കാൻ ഒരുങ്ങിയതോടെ ഇവർ ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയുമായിരുന്നു നാട്ടുകാരെയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഈ ആക്രമണത്തിലാണ് നാട്ടുകാർക്ക് പരിക്കേറ്റത്. സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. വീട്ടിനുള്ളിൽ പുറത്തു നിന്നുള്ള യുവതിയടക്കം ഉണ്ടെന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഒടുവിൽ പൊലീസ് നാട്ടുകാരെ പിരിച്ചു വിടുകയായിരുന്നു. തുടർന്നാണ് യുവതിയടക്കമുള്ള നാല് പേരെ കസ്റ്റഡിയിൽ എടുത്തത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ സംഘത്തിൻ്റെ വാഹനവും കസ്റ്റഡിയിലുണ്ട്. കടമേരിയിൽ ഗുണ്ടാ ആക്രമണം: നിരവധി പേർക്ക് പരിക്ക് നാദാപുരം: കടമേരിയിൽ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവത്തിന് തുടക്കം. നേരത്തെ വാണിമേലിൽ വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായ കടമേരി യിലെ നിയാസിൻ്റെ വീട്ടിൽ കാസർക്കോഡ് നിന്ന് ഒരു സംഘം എത്തുകയാ യിരുന്നു. നിയാസിൻ്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവർ തമ്മിലുള്ള ഇടപാട് സംബന്ധിച്ച് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂട്ടത്തല്ല് നടക്കുകയു മായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്കും മർദനമേറ്റു. വടിവാൾ അടക്കമുള്ള മാരകായുധങ്ങളും ഈ സംഘത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു. നാട്ടുകാർ കൂട്ടമായെത്തി ഇവരെ നേരിട്ടതോടെ കാസർക്കോഡ് ടീം സ്ഥലം വിട്ടു. ഇവർ സഞ്ചരിച്ച ഒരു വാഹനം ഇവിടെയുണ്ട്. വിവരമറിഞ്ഞ് നാദാപുരം സി ഐ ഫായിസലിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി. നിയാസിനെയും കൂടെ കഴിയുന്ന പെൺ കുട്ടി അടക്കമുള്ളവരെയും ചോദ്യം ചെയ്തു വരികയാണ് ഡോ. മുഹ്‌ജ അസീസിനെ അഞ്ചാം വാർഡ് ഗ്രാമസഭ അനുമോദിച്ചു നാദാപുരം: തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്ന് ഫസ്റ്റ് ക്ലാസ്സ്‌ കരസ്ഥമാക്കി ഹോമിയോ ഡോക്ടറായി പുറത്തിറങ്ങിയ പൂലാറോത്ത് മുഹ്‌ജ അസീസിനെ നാദാപുരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമ സഭയിൽ വെച്ച് അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ഉപഹാരം നൽകി. വാർഡ് മെമ്പർ എ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു . പൂലാറോത്ത് അസീസിന്റെയും സമീറയുടെയും മകളാണ് മുഹ്‌ജ .നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും എസ്‌ എസ്‌ എൽ സി ,പ്ലസ് ടു പഠനം പൂർത്തിയാക്കി എൻട്രൻസ് പരീക്ഷ എഴുതി പാസ്സായതിനു ശേഷമാണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠനത്തിന് പോയത് വാർഡ് വികസന സമിതി കൺവീർ ടി രാജൻ മാസ്റ്റർ അയൽക്കൂട്ടം ചെയർമാൻ കൺവീനർമാരായ രാഖി കരീച്ചേരി ശിവദാസൻ എന്നിവർ സംബന്ധിച്ചു . ഹലാൽ വിവാദം; പൊതുമണ്ഡലത്തിൽ വിഷം കലർത്താനുള്ള വർഗീയ ശക്തികളുടെ വ്യാജ പ്രചാരണങ്ങളെ സമൂഹം തിരിച്ചറിയണം: എസ്.എസ്.എഫ് നാദാപുരം: വ്യാജ പ്രചരണങ്ങളും, വർഗീയ പരാമർശങ്ങളും നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന വർഗീയ ശക്തികളുടെ കുടില നീക്കങ്ങളെ സമൂഹം തിരിച്ചറിയണമെന്നും അവയെ അവജ്‌ഞയോടെ തള്ളിക്കളയണമെന്നും എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മുത്ത്നബി മെഗാക്വിസിന്റെ ഗ്രാൻഡ് ഫിനാലെയുടെ സമാപന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരമായ കേരളീയ സാമൂഹികാന്തരീക്ഷത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വർഗീയ വത്കരിക്കുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. പ്രബുദ്ധമായ പൊതു സമൂഹം അത് തിരിച്ചറിഞ്ഞ് അത്തരം അജണ്ടകളെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി റബീഅ് കാമ്പയിനിന്റെ ഭാഗമായാണ് മുത്ത്നബി മെഗാ ക്വിസ് സംഘടിപ്പിച്ചത്. തിരുനബി(സ) യെ പ്രമേയമാക്കി നടന്ന ക്വിസ് മത്സരത്തിന്റെ യൂണിറ്റ്, ഡിവിഷൻ, ജില്ല മത്സരങ്ങൾക്ക് ശേഷമാണ് സംസ്ഥാന തലത്തിൽ ഗ്രാൻഡ് ഫിനാലെ നടന്നത്. കല്ലാച്ചി ഓത്തി ഓഡിറ്റോറിയത്തിൽ രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെ നടന്ന മത്സരത്തിൽ യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കാമ്പസ് എന്നീ നാലു വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന് ഇരുപത്തിമൂന്ന് ടീമുകൾ മത്സരിച്ചു. എം അബ്ദുൽ മജീദ്, മുഹ്‌യിദ്ദീൻ ബുഖാരി,എം ടി ശിഹാബുദ്ദീൻ സഖാഫി, ഉബൈദുല്ല ഇർഫാനി, സീദ്ദീഖലി തിരൂർ, സി കെ എം റഫീഖ്, അബ്ദുർ റഹ് മാൻ കാസർഗോഡ് തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. മത്സര വിജയി കൾക്ക് സ്വർണനാണയങ്ങളും, പുസ്തക കിറ്റും, ട്രോഫിയും സമ്മാനമായി നൽകി. അപ്പർ പ്രൈമറി വിഭാഗത്തിൽ മലപ്പുറം മഅദിൻ പബ്ളിക് സ്കൂളിലെ സി.കെ മുഹമ്മദ് നഹ് യാൻ, എ കെ മുഹമ്മദ് ശാനിൽ, ഹൈസ്കൂൾ വിഭാഗത്തിൽ ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിലെ സയ്യിദ് മുഹ് യിദ്ദീൻ ബിശ്റ്, ടി മുഹമ്മദ് മുഹ് യിദ്ദീൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ കാരന്തൂർ മർകസ് സ്കൂളിലെ കെ മുഹമ്മദ് സിനാൻ, പി അജ് വദ്, കാമ്പസ് വിഭാഗത്തിൽ കോഴിക്കോട് മർകസ് ലോ കോളേജിലെ ടി.എ മുഹമ്മദ് സൽമാൻ, പി.കെ മിഹ്ജഅ്. ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ കോഴിക്കോട് അൽഫാറൂഖിലെ വി പി മിദ്ലാജ്, പി സിനാൻ എന്നിവർ ഒന്നാം സ്ഥാനം നേടി. ഗ്രാന്റ് ഫിനാലെയുടെ സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർ റഹ് മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ചിയ്യൂർ അബ്ദുർ റഹ്മാൻ ദാരിമി, ഹുസൈൻ മാസ്റ്റർ, മുനീർ സഖാഫി ഓർക്കാട്ടേരി, നിസാർ ഫാളിലി സമ്മാനദാനം നിർവഹിച്ചു. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ, സി.കെ റാശിദ് ബുഖാരി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി ആർ കെ മുഹമ്മദ്, റാഫി തിരുവനന്തപുരം, ഫിർദൗസ് സഖാഫി കടവത്തൂര്‍,എം നിയാസ് എന്നിവർ സംസാരിച്ചു. ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നിക്ഷേപകർ ഏകദിന പ്രതിഷേധ ധർണ നടത്തി കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കുക, കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക, തൊണ്ടിമുതൽ ഉടൻ കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു നിക്ഷേപകർ കുളങ്ങരത്താഴയിൽ ഏകദിന പ്രതിഷേധ ധർണ നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. കുറ്റ്യാടി കടേക്കചാലിൽ നിന്ന് ആരംഭിച്ച പ്രകടനം കുളങ്ങരതാഴയിൽ മുഴുദിന ധാർണയായി സമാപിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംസാരിച്ചു. നിക്ഷേപകർക്ക് നീതി ലഭ്യമാകുന്നത് വരെ തുടർച്ചയായ സമരങ്ങൾ നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. ധർണക്ക് ചെയർമാൻ ജിറാസ് പേരാമ്പ്ര, കൺവീനർ സുബൈർ കുറ്റ്യാടി, സലാം മാപ്പിളാണ്ടി ഇ എ റഹ്‌മാൻ, മഹബൂബ് പി കെ, മൂസ ഹാജി വാണിമേൽ, എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ സർവകക്ഷി നേതാക്കളായ എം കെ ശശി, എ എം റഷീദ്, എൻ സി കുമാരൻ മാസ്റ്റർ, പി കെ സുരേഷ് മാസ്റ്റർ, എ എഫ് റിയാസ് മൊയ്‌ദു കണ്ണൻകോടൻ എന്നിവർ സംസാരിച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില വർധന: സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നാദാപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനും കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം നാദാപുരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കല്ലാച്ചിയിൽ നടന്ന പരിപാടി ഏരിയാ സെക്രട്ടറി പി പി. ചാത്തു ഉദ്ഘാടനം ചെയ്തു. സി എച്ച് മോഹനൻ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ കെ കെ ദിനേശൻ, കൂടത്താം കണ്ടി സുരേഷ്, പി. താജുദ്ധീൻ എന്നിവർ സംസാരിച്ചു. കെ പി കുമാരൻ സ്വാഗതം പറഞ്ഞു. കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി വടകര: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ എ എസ് അക്ഷയ്, സി കെ അഭിനന്ദ് എന്നീ വിദ്യാർത്ഥികളാണ് രണ്ട് പവനോളം തൂക്കമുള്ള സ്വർണാഭരണം കളഞ്ഞു കിട്ടിയത് ഇതേ സ്കൂളിലെ വിദ്യാർത്ഥിനി ആയ റിസ്വാന ഷെറിൻ എന്ന വിദ്യാർത്ഥിനിക്ക് തിരികെ നൽകിയത്. സ്കൂളിലേക്ക് വരുന്ന വഴിയിൽ സ്വർണാഭരണം കിട്ടിയ വിദ്യാർത്ഥികൾ വിവരം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഉടമസ്ഥയ്ക്ക് പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ, പിടിഎ അംഗം കെ വി ഷരീഫ, ക്ലാസ് ടീച്ചർ പി ടെസ്ല എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണം തിരികെ നൽകി. കളിക്കുന്നതിനിടെ തോട്ടിൽ വീണ നാലു വയസുകാരന് യുവാവ് രക്ഷകനായി നാദാപുരം; കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന നാലു വയസുകാരൻ തോട്ടിലേക്ക് വീണപ്പോൾ സാഹസികമായി രക്ഷപ്പെടുത്തി യുവാവ് നാടിന് അഭിമാനമായി. നരിക്കാട്ടേരിയിലെ ചാത്തോത്ത് മുസ്തഫയാണ് രക്ഷകനായത്. ഇന്നലെ വൈകീട്ടാണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഷംസീർ മാസ്റ്ററുടെ മകനായ അബ്ദുല്ല യാമിൽ കുളങ്ങരത്ത് നരിക്കാട്ടേരി റോഡിലെ പാലത്തിങ്കര തോട്ടിൽ വീണത്. ആഴമുള്ള സ്ഥലമായതിനാൽ കുട്ടി മുങ്ങി താഴുകയായിരുന്നു. ഇത് കണ്ട മറ്റു കുട്ടികൾ ബഹളം വെച്ചതോടെ പരിസരത്തെ വീട്ടിൽ നിൽക്കുകയായിരുന്ന മുസ്തഫ ഓടിയെത്തി തോട്ടിലേക്ക് എടുത്തു ചാടി കുട്ടിയെ കരയിലെത്തിക്കുക യായിരുന്നു. നേരത്തെ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന മുസ്തഫ അടുത്ത കാലത്താണ് പുറത്തിറങ്ങാൻ തുടങ്ങിയത്. കുമ്മങ്കോട്ട് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു ലഹരി മാഫിയയുടെ പ്രവർത്തനത്തിന് കടിഞ്ഞാണിടാൻ സർക്കാർ മടിക്കുന്നു: കെ മുരളീധരൻ വടകര: നാട്ടിലുടനീളം ലഹരി മാഫിയ സംഘങ്ങൾ പിടി മുറുക്കിയ പുതിയ കാലം ഏറെ ഭയാനകമാണെന്ന് കെ മുരളീധരൻ എം പി. എല്ലാതരം തിൻമകളുടെയും താക്കോലായ ലഹരി വസ്തുക്കൾക്കളുടെ ഉപയോഗത്തിനെതിരെ കൂടുതൽ ശക്തമായ നിയമം കൊണ്ടുവരാൻ സർക്കാർ തയ്യാറാകണ മെന്നും അദ്ദേഹം പറഞ്ഞു. ലഹരി നിർമാർജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ വടകര ശാന്തി സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് ജില്ലാ പ്രസിഡണ്ട് എം കെ യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂപ്പി തിരുവള്ളൂർ സ്വാഗതം പറഞ്ഞു. എൽ എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റർ സമര പ്രഖ്യാപനം നടത്തി. എൻ അഹമ്മദ് മാസ്റ്റർ, കെ പി ഇമ്പിച്ചി മമ്മു ഹാജി, ഹുസൈൻ കമ്മന, മജീദ് ഹാജി, പി സഫിയ, ഇ പി ഖദീജ, സി കെ ജമീല, സറീന തിക്കോടി, ഒ കെ കുഞ്ഞബ്ദുല്ല, മുസ്തഫ മുട്ടുങ്ങൽ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു സമര വിജയം: കർഷക സംഘം ആഹ്ലാദ പ്രകടനം നടത്തി. നാദാപുരം: വിവാദ കർഷക ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡൽഹിയിൽ സമരം ചെയ്തു വിജയിച്ച കർഷക സംഘടനകൾക്കും കർഷകർക്കും അഭിവാദ്യമർപ്പിച്ചു നാദാപുരത്ത് സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി നസീർ വളയം, സി വി മൊയ്തീൻ ഹാജി, അബ്ദുല്ല വല്ലംകണ്ടത്തിൽ, മമ്മു പൊയിൽകുനി, സി കെ മഹമൂദ് ഹാജി, അഹമ്മദ് കുട്ടി മുളിവയൽ, ടി എ സലാം, എ പി ഇബ്രാഹിം, മുഹമ്മദ് സഹൽ എന്നിവർ നേതൃത്വം നൽകി. കെ.കെ ഉമ്മർ മാസ്റ്റർ കർമ്മമണ്ഡലത്തെ സജീവമാക്കിയ പൊതുപ്രവർത്തകൻ: പി.എം.എ. സലാം കായക്കൊടി കെ.കെ ഉമ്മർ മാസ്റ്റർ കർമ്മമണ്ഡലത്തെ സജീവമാക്കിയ പൊതുപ്രവർത്തകനെന്ന് പി.എം.എ. സലാം. മകൻ മരിച്ചതിൻ്റെ പിറ്റേ ദിവസം മാതാവും മരിച്ചു. വാണിമേൽ: മകൻ മരണപ്പെട്ടതിൻ്റെ പിറ്റേ ദിവസം മാതാവും മരിച്ചു. വാണിമേൽ മാമ്പിലാക്കൂൽ പരേതനായ കവൂർ കുഞ്ഞമ്മതിൻ്റെ ഭാര്യ തുണ്ടിയിൽ കുഞ്ഞാമിയാണ് മരണപ്പെട്ടത്. മകൻ അമ്മദ് ഇന്നലെ മരണപ്പെട്ടിരുന്നു. മറ്റുമക്കൾ: കുഞ്ഞബ്ദുള്ള, പാത്തു, സാറ, ജമീല. സുഭിക്ഷം സുരക്ഷിതം: വാണിമേലിൽ പരിശീലനം തുടങ്ങി. വാണിമേൽ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ സുഭിക്ഷം-സുരക്ഷിതം പദ്ധതിയുടെ ഭാഗമായി വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ ക്ലസ്റ്റർ തല പരിശീലന പരിപാടി തുടങ്ങി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എ പി ഷൈനി അധ്യക്ഷത വഹിച്ചു. ജൈവ കൃഷി പരിപാലനം ജൈവ വളകൂട്ടുകളുടെ നിർമ്മാണം തുടങ്ങിയവയെ കുറിച്ച് റിട്ട. കൃഷി ഫീൽഡ് ഓഫീസർ .ശ്രീധരൻ ക്ലാസ്സ്‌ എടുത്തു തൂണേരി ബ്ലോക്ക്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ പി ഇന്ദിര, ബ്ലോക്ക്‌ മെമ്പർ സുഹറ തണ്ടാന്റവിട, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ. വാർഡ് മെമ്പർ എം. കെ മജീദ്. ആത്മ ബ്ലോക്ക്‌ ടെക്നോളജി മാനേജർ. സിൻസി. പി. കെ, കൃഷി ഓഫീസർ വിജയകുമാരൻ എസ് അസിസ്റ്റന്റു മാരായ മീര. എം എബിന ഐസക്, ആണ്ടി ടി. വി ,കാസിം പി, രാജു അലക്സ്‌, നഫീസ തുടങ്ങിയവർ സംംസാരിച്ചു. തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങൾ വിതരണം ചെയ്തു നാദാപുരം: സമഗ്ര ശിക്ഷ കേരള തൂണേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്ക് ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു. റേഡിയോ, പെൻഡ്രൈവ്, ഡയപ്പർ, ബ്രെയിലി കിറ്റ്, സി.പി ചെയർ, വാട്ടർബെഡ് എന്നിവ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അബ്ബാസ് കണേക്കൽ അധ്യക്ഷതനായി. ബി.പി.സി പി.പി മനോജ്, എച്ച്.എം ഫോറം കൺവീനർ റഹീം, ബി.ആർ.സി ട്രെയിനർമാരായ ആലക്കൽ നാസർ, സന്ധ്യ, സ്പെഷ്യൽ എഡ്യൂക്കേറ്റർ രഞ്ജിനി എന്നിവർ സംസാരിച്ചു. നാദാപുരം താലൂക്ക് ആശുപത്രിയിൽ ലബോറട്ടറി തുറന്നു നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ലാബിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വനജ നിർവ്വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ,മെഡിക്കൽ ഓഫീസർ ഡോ. ജമീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച് നജ്മ ബിവി, സി എച്ച് മോഹനനൻ, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ അശോകൻ ,പി എം നാണു, കെ.ജി ലത്തീഫ്, പി.ആർ.ഒ നോമീസ് തുടങ്ങിയവർ പങ്കെടുത്തു. വില കൂടിയ ടെസ്റ്റുകൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ഇവിടെ നിന്നും ലഭ്യമാകും. പെട്രോൾ ഡീസൽ പാചക വാതക വില വർധനക്കെതിരെ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി നാദാപുരം: പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനക്കെതിരെ നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി കെപിസിസി മെമ്പർ വിഎം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ എ സജീവൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് വത്സലകുമാരി,രവീഷ് വളയം ഫസൽ മാട്ടാൻ കെ ടി കെ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു മാർച്ചിന് പികെ ദാമു കെ. രമേശൻ കെ രാമചന്ദ്രൻ, വിവി റിനീഷ്, കെ പ്രമദാസ്‌ അശോകൻ തൂണേരി അഖില മര്യാട്ട് കെ മധു മോഹൻ അഡ്വ കെഎം രഘുനാഥ്, ടി ദാമു, കെ ചന്ദ്രൻ മാസ്റ്റർ എം.കെ പ്രേമദാസ്‌ കെ പി കുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി. നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി നാദാപുരം: നൂക്ലിയസ് ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച നേത്ര രോഗവിഭാഗത്തിന്റെ പ്രവർത്തനത്തോടനുബന്ധിച്ചു നടത്തിയ നേത്ര പരിശോധന ക്യാമ്പ് നൂക്ലിയസ് മാനേജിങ് ഡയറക്ടർ ഡോ. ടി പി സലാവുദ്ധീൻറെ അധ്യക്ഷതയിൽ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. നൂക്ലിയസ് ഹോസ്പിറ്റൽ നാദാപുരവും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. ഷാദിയ എം എ നേതൃത്വം നൽകി. ക്യാമ്പിൽ അൻപതിൽപരം രോഗികൾ പങ്കെടുത്തു. വെള്ളിയാഴ്ചയും ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, നൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ മൻസൂർ പി എം, ഡോ സുബൈർ കെ, ഡോ :വിപിൻ തോമസ്, ഡോ:ബാസിമ, ജനറൽ മാനേജർ നദീർ ടി, അസിസ്റ്റന്റ് മാനേജർ സിറോഷ് എന്നിവർ സംസാരിച്ചു. ശാസ്ത്രീയ സംഗീതത്തിൽ മികവ് പുലർത്തിയ ഒമ്പതാം ക്ലാസുകാരി ദേശീയ മൽസരത്തിന് വാണിമേൽ: ശാസ്ത്രീയ സംഗീതത്തിൽ കഴിവ് തെളിയിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേശീയ മൽസരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി മുത്തേടത്ത് പാർവതി അഭിലാഷാണ് ദേശീയ തല മൽസരത്തിന് അർഹത നേടിയത്. കല ഉത്സവ് എന്ന പേരിൽ ഓൺലൈൻ വഴിയാണ് ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മൽസരം നടന്നത്. നാദാപുരം സി സി യു പി സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ സംഗീത മൽസരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അഖിത് ഭവാനിയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. സബ് ജില്ലാ ജില്ലാ സ്കൂൾ കലോൽസവങ്ങളിൽ പലതവണ സമ്മാനം നേടിയിട്ടുണ്ട്. ശ്രുതി,താളം കീർത്തനം തുടങ്ങിയവ നന്നായി വഴങ്ങുന്നതാണ് പാർവതിയെ ദേശീയ തലത്തിൽ എത്തിച്ചത്. ബിസിനസുകാരനായ പി ഡി അഭിലാഷിൻ്റെയും തൊട്ടിൽ പാലം കെ എസ് ആർ ടി സി ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡാനി ജോണി ൻ്റെയും മകളാണ്. സഹോദരി ഗൗതമി നാദാപുരം സി സി യു പി സ്കൂൾ വിദ്യാർത്ഥിനിയാണ്. കായക്കൊടിയിൽ പ്രാർത്ഥനാ സദസും സംഗമവും നടത്തി കുറ്റ്യാടി: കായക്കൊടി മുസ്ലിം റിലീഫ് കമ്മറ്റി ടി സൈനുദ്ദിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹാജി കെ.എ പൊറോറ, കെ.കെ സി കുഞ്ഞബ്ദുല്ല മാസ്റ്റർ ആശംസകൾ നേർന്നു. ആദിഫ് കെ.സി ഖിറാഅത്ത് നടത്തി. സൽമാൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. റിയാസ്.എ.എഫ് സ്വാഗതവും, ജാബിർ പൊറോറ നന്ദിയും പറഞ്ഞു. കല്ലാച്ചി എം.ഇ.ടി കോളേജിൽ റാഗിംഗ്; നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്. നാദാപുരം കല്ലാച്ചി എം ഇ ടി കോളേജിൽ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയെ റാഗ് ചെയ്‌ത സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ കേസ്. പ്രിൻസിപ്പലിന്റെ പരാതിയിലാണ് നാദാപുരം പോലീസ് കേസ് എടുത്തത്.ഇന്ന് ഉച്ചയോടെ നടന്ന സംഭവത്തിൽ റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയെന്നാണ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുക യായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാർത്ഥി ചികിത്സ തേടിയത്. നിലവിൽ റാഗിങ്ങ് കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ക്യാൻഡ്‌ൽ ലൈറ്റ് ധർണ കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജ്വല്ലറിക്ക് മുന്നിൽ ക്യാൻഡ്‌ൽ ലൈറ്റ് ധർണ നടത്തി. ചെയർമാൻ ജിറാഷ്, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, ഇ എ റഹ്‌മാൻ, സലാം മാപ്പിളാണ്ടി, മഹബൂബ് പി കെ, നൗഫൽ ദേവർകോവിൽ, സിറാജ് കരണ്ടോട്, അജിനാസ് പേരോട് മുഹമ്മദലി വളയണ്ണൂർ എന്നിവർ സംസാരിച്ചു. ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും തൊണ്ടി മുതൽ കണ്ടെത്താനോ സി സി ടി വി പരിശോധനയിലെ ദുരൂഹത നീക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമരം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. സി.പി.ഐ.എം ഏരിയാ കമ്മിറ്റിയിൽ എട്ടു പുതു മുഖങ്ങൾ: മുതിർന്ന നേതാക്കളെ ഒഴിവാക്കി നിലവിൽ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, എ മോഹൻദാസ്, പി കെ രവീന്ദ്രൻ, കെ കെ ദിനേശൻ, ടി പ്രദീപ്കുമാർ, കെ പി പ്രദീഷ്, എം ദിവാകരൻ, എം കുഞ്ഞിരാമൻ, ടി അനിൽകുമാർ, കെ പി വനജ, കെ ശ്യാമള ടീച്ചർ, ഫൈസൽ എരോത്ത് എന്നിവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ.എം ഏരിയാ സമ്മേളനം സമാപിച്ചു: പി.പി ചാത്തു വീണ്ടും സെക്രട്ടറി. നാദാപുരം: രണ്ടു ദിവസങ്ങളിലായി അരൂർ ഗ്രാമ തീരം ഓഡിറ്റോറിയത്തിൽ നടന്ന സി പി എം നാദാപുരം ഏരിയാ സമ്മേളനം സമാപിച്ചു. ഏരിയാ സെക്രട്ടറിയായി പി പി ചാത്തുവിനെ വളയം വീണ്ടും തെരഞ്ഞെടുത്തു. കഴിഞ ദിവസം നടന്ന സംഘടനാ ചർച്ചകൾ ഇന്ന് രാവിലെയാണ് ക്രോഡീകരിച്ചത്. തുടർന്ന് ഏരിയ കമ്മിറ്റി അംഗങ്ങളെ തെരത്തെടുക്കുകയും ഇവർ കൂടിയാലോചിച്ച് ചാത്തുവിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുമായിരുന്നു. നാദാപുരം: തൂണേരി പഞ്ചായത്തിലെ കുഞ്ഞിപ്പുരമുക്കിൽ എം.എസ്.എഫ് പ്രവർത്തകരെ മർദിച്ചതിൽ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ശാഖ എം എസ് എഫ് പ്രവർത്തകരായ മുഹമ്മദ്‌ കൈഫ്‌, അജ്മൽ, ജാബിർ ഫവാസ് അജ്‌ലബ് എന്നിവർക്കാണ് മർദനമെറ്റത്. ഡി വൈ എഫ് ഐ പ്രവർത്തകരായ പടിക്കൊത്ത് മുഹമ്മദലി ആഷിഫ് എന്നിവരുടെ നേതൃത്വത്തിൽ വരുന്ന അക്രമി സംഘമാണ് ഇരുമ്പ് വടി ഉൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതന്നും അധികാരത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം ഗുണ്ടായിസം അംഗീകരിക്കാനാവില്ലെന്നും എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്: ബി.എം.എ കരാട്ടെ അക്കാഡമിക്ക് മികച്ച വിജയം വാണിമേൽ: രണ്ട് ദിവസങ്ങളിലായി നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബി.എം.എ മാർഷൽ ആർട്സ് അക്കാഡമിക്ക് തിളക്കമാർന്ന വിജയം. വിവിധ കാറ്റഗറികളിലായി അഞ്ച് സ്വർണ്ണം, പത്ത് വെള്ളി, ഒരു വെങ്കല മെഡലുകൾ നേടിയാണ് ബ്രദേഴ്സ് മാർഷ്യൽ ആർട്സ് അക്കാഡമിയിലെ കുട്ടികൾ വിജയഗാഥ രചിച്ചത്. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മിൻഹ ഷെറിൻ, മുഹമ്മദ് റബീഹ്,കാഡറ്റ് വിഭാഗത്തിൽ സഫിയ തൻഹ, അഞ്ജലി പി, ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ജാസിം യു.കെ എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയത്. സബ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഹിജരി മിൻഹാജ്, റന ഫാത്തിമ സി.കെ ഫാത്തിമ എം ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സിനാൻ നൈന മെഹറിൻ, മെർലിൻ ജോസഫ് കാഡറ്റ് വിഭാഗത്തിൽ മുനവ്വിർ പി, കൃഷ്ണ കീർത്തന എന്നിവർ വെള്ളി മെഡൽ നേടി. ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സജ്ജാദ് ഇ പി വെങ്കല മെഡലും നേടി.സീനിയർ വിഭാഗത്തിൽ ജംഷീർ പി.കെ യും വെള്ളി മെഡൽ നേടി. ജില്ലാ മത്സരത്തിൽ മികച്ച വിജയം നേടിയവരെയും പങ്കെടുത്ത മത്സരാർത്ഥികളെയും ചീഫ് ഇൻസ്ട്രക്ടർമാരായ സജീർ വി.പി ,റഷീദ് സി ക്ലബ് പ്രസിഡൻ്റ് എസ് മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു. തൂണേരി കുഞ്ഞിപ്പുര മുക്കിൽ സംഘർഷം: ഏഴ് പേർക്ക് പരിക്ക്. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്ക്. പള്ളിയിലെ ആണ്ടു നേർച്ചയുടെ ഭക്ഷണ വിതരണത്തിനിടെയാണ് വാക്കേറ്റവും തുടർന്ന് അടിപിടിയും നടന്നത്. ഡി വൈ എഫ് ഐ പ്രവർത്തകൻ പടിക്കോത്ത് ആഷിഫ്, എം എസ്‌ എഫ് പ്രവർത്ത കരായ മുഹമ്മദ് കൈഫ് (17 അജ്ലബ്‌ (18 ജാബിർ ഇ വി (18 ഫവാസ് (18) അജ്മൽ (20 ജാബിർ കെ വി (19) എന്നിവരെയാണ് നാദാപുരം ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എടച്ചേരി ഫിഷ് മാർക്കറ്റ് റോഡിന് 1 കോടി 35 ലക്ഷം അനുവദിച്ചു സാമൂഹിക സുരക്ഷിതത്വത്തിനായി സ്വയം സമർപ്പിക്കുക: അഷ്‌റഫ്‌ മൗലവി നാദാപുരം തലമുറകൾക്ക് സുരക്ഷിത ജീവിതം ഒരുക്കാൻ തങ്ങളുടെ ആയുസിന്റെ മുക്കാൽ പങ്കും ചെലവയിക്കുന്നവർ അവരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്വം കൂടി നിർവഹിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പ്രസ്താവിച്ചു. സ്വന്തം സ്വാർത്ഥ താല്പര്യങൾക്കും സ്വപ്ന സാക്ഷാൽകാരത്തിനും വേണ്ടി നടത്തുന്ന അവിഹിത വേഴ്ചയുടെ പേരല്ല രാഷ്ട്രീയം. അത് സമൂഹത്തിന് വേണ്ടിയും രാജ്യതിന്ന് വേണ്ടിയും ഭരണഘടനയുടെയും നിയമ വ്യവസ്തയുടെയും സംരക്ഷണത്തിനും വേണ്ടിയുള്ളതാവണം. അതിന് പകരം കേരളത്തിലടക്കം പരസ്പര സഹകരണത്തിന്റെ ഒരു കോക്കസ്സായി പ്രവർത്തിക്കുകയാൺ രാഷ്ട്രീയ പാർട്ടികൾ. നാദാപുരത്ത് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ഇയ്യങ്കോട് ബ്രാഞ്ച് കമ്മിറ്റി നിർമിച്ച് നല്കിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാനം അദ്ദേഹം ബ്രാഞ്ച് പ്രസിഡന്റിൻ നൽകി നിർവ്വഹിച്ചു. ശക്തമായ മഴയിൽ അരൂരിൽ വീട് തകർന്നു. നാദാപുരം: ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നു. അരൂർ നിടിയപറമ്പത്ത് കൗസുവിൻ്റെ വീടിൻ്റെ ഒരു ഭാഗമാണ് തകർന്നത്. കൗസും കാര്യമായി പരുക്കില്ലാതെ രക്ഷപ്പെട്ടു. വീടിൻ്റെ കഴുക്കോൽ, പട്ടിക ഓട് ഉൾപ്പെടെയുള്ളവ തകർന്നു. കുമ്മങ്കോട് ബൈക്ക് കത്തിച്ച സംഭവം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യാതൊരു പ്രശ്നങ്ങളുമില്ലാത്ത മേഖലയിൽ ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ കെഎം രഘുനാഥ്, സി.ആർ ഗഫൂർ, ചിറക്കൽ റഹ്‍മത്തുള്ള, കെകെ രമേശ് ബാബു സംസാരിച്ചു. കുമ്മങ്കോട് ബൈക്ക് കത്തിച്ച സംഭവം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യാതൊരു പ്രശ്നങ്ങളുമില്ലാത്ത മേഖലയിൽ ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുന്നത് വരെ ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അഡ്വ കെഎം രഘുനാഥ്, സി.ആർ ഗഫൂർ, ചിറക്കൽ റഹ്‍മത്തുള്ള, കെകെ രമേശ് ബാബു സംസാരിച്ചു. സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനം നാളെ അരൂരിൽ തുടങ്ങും. നാദാപുരം: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സി പി ഐ എം നാദാപുരം ഏരിയാ സമ്മേളനത്തിന് നാളെ അരൂരിൽ തുടക്കം. രാവിലെ 10 മണിക്ക് ഗ്രാമ തീരം ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ മാരായ എ പ്രദീപ് കുമാർ, കെ കെ ലതിക, പി വിശ്വൻ മാസ്റ്റർ, കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി, പി ഭാസ്കരൻ, കെ കെ ദിനേശൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. സംഘടന സെഷനിൽ ഏരിയാ സെക്രട്ടറി പി പി ചാത്തു റിപ്പോർട്ട് അവതരിപ്പിക്കും. പി കെ രവീന്ദ്രൻ സ്വാഗതം പറയും. തുടർന്ന് 13 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ 3 മണിക്കൂർ നീളുന്ന ചർച്ചയിൽ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നടന്ന രചനാ മൽസരങ്ങളിൽ വിജയകളായവർക്ക് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകും. 17 ന് ബുധനാഴ്ച രാവിലെ ചർച്ചക്കുള്ള മറുപടിയും തുടർന്ന് പുതിയ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. ഉച്ച ഭക്ഷണത്തോടെ സമ്മേളനം സമാപിക്കും. പത്തു വയസുകാരന്റെ കൈവിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്‌സ് അഴിച്ചു മാറ്റി. നാദപുരം: പത്തു വയസുകാരന്റെ കൈവിരലിൽ കുടുങ്ങി കിടന്ന മോതിരം ഫയർ ഫോഴ്‌സ് അഴിച്ചു മാറ്റി. ചെക്യാട്ടെ കുന്നത്ത് റിജേഷിന്റെ മകൻ ആദി ദേവിന്റെ കൈവിരലിൽ നിന്നാണ് മോതിരം സാഹസികമായി ഊരിഎടുത്തത്. ഫാൻസി കടയിൽ നിന്നു വാങ്ങിയ സ്റ്റീൽ മോതിരം ഒരു കൗതുകത്തിനായി കുട്ടിയുടെ വിരലിൽ അണിയിച്ചതായിരുന്നു. പിന്നീട് കൈ വിരൽ നീരുവന്ന് തടിച്ചതോടെ മോതിരം അഴിച്ചു മാറ്റാൻ കഴിയാത്ത അവസ്ഥയുണ്ടായി. എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടും സാധ്യമാകാതെ വന്നപ്പോൾ ഒരു അവസാന നാദാപുരം ഫയർ സ്റ്റേഷനിലേക്ക് വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യു ടീം സ്ഥലത്തെത്തി ഏറെ പാടുപെട്ട് മോതിരം അഴിച്ചെടുത്തു. വിരലിൽ കുടുങ്ങിയ മോതിരം അഴിച്ചു മാറ്റുന്നത് വളരെ പ്രയാസം നിറഞ്ഞ ഒരു പ്രവർത്തിയാണെന്നും നാദാപുരം മേഖലയിൽ ഇത്തരം കേസുകൾ നിരവധിയാണെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു കൈ വിരലിലെ നീര് അധികമായാൽ ഒരുപക്ഷേ വിരൽ തന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് വരും. അതിനാൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുറ്റ്യാടിയിൽ അതിഥി തൊഴിലാളികളെ ആക്രമിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കുറ്റ്യാടി അതിഥി തൊഴിലാളികളെ മർദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഊരത്ത് സ്വദേശികളായ കുറ്റിയിൽ വിപിൻ (24 മാവുള്ള ചാലിൽ രഞ്ജിത്ത് (26) എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏഴിന് രാത്രി ഊരത്ത് വളയന്നൂർ റോഡിൽ വാർഡ് മെംബർ ഹാശിം നമ്പാടന്റെ ഉടമസ്ഥതയിലുള്ള നമ്പാടൻ ബിൽഡിങ്ങിൽ താമസക്കാരായ മൂന്ന് ബിഹാർ സ്വദേശികളെയാണ് മർദിച്ചത്. അർഷാദ് ആലം, റസ്മത്ത്, ഗോരക്ക് മെഹത്തൂം എന്നിവർക്കാണ് മർദനമേറ്റത്. കെട്ടിടത്തിന് സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ വിപിനും രഞ്ജിത്തും യാതൊരു പ്രകോപനവും കൂടാതെ മർദിച്ചു വെന്നായിരുന്നു പരാതി. സംഭവത്തിൽ സി.സി.ടി.വി. കേന്ദ്രീകരിച്ചുനടന്ന അന്വേഷണത്തിൽ ഇന്നലെ വൈകീട്ടോടെ പ്രതികളെ പിടികൂടുക യായിരുന്നു. വഖഫ് ബോർഡ് നിയമനം: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം: ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ നാദാപുരം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള കേരള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ ആവശ്യപ്പെട്ടു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം നിയോജക മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഒരു സംസ്ഥാനത്തും വഖ്ഫ് ബോർഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിട്ട സാഹചര്യം ഇല്ലെന്നിരിക്കെ കേരള സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിൻെറ താൽപര്യത്തിന് വിരുദ്ധവും സംശയമുളവാക്കുന്നതുമാണ്. ദേവസ്വം ബോർഡ് നിയമനത്തിന് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കുകയും വഖ്ഫ് ബോഡ് നിയമനം പി.എസ്.സിക്കു വിടുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ബഷീർ എടച്ചേരി അധ്യക്ഷനായി. ജില്ലാ വർക്കിംഗ് സിക്രട്ടറി കെ.പി ശംസീർ, എം.കെ മുനീർ, വി.വി അലി, കുഞ്ഞബ്ദുല്ല ചേലക്കാട്, ഒ. മുനീർ, എൻ. സൂപ്പി, കെ.കെ മുനീർ വാണിമേൽ സംസാരിച്ചു. ബറ്റാലിയൻസ് കച്ചേരി ലോട്ടറി ചലഞ്ച് വഴി സമാഹരിച്ച തുക വൃക്കരോഗിയുടെ കുടുംബത്തിന് കൈമാറി പ്രളയവും മഹാമാരിയും കൊടികുത്തി വാഴുന്ന ഈ ഇരുണ്ടകാലത്ത് ഇങ്ങനെയും ധനസമാഹരണം നടത്തി കാരുണ്ണ്യം തേടുന്നവരുടെ കണ്ണ്നീർ തുടയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കയാണ് 20വർഷമായി ചാരിറ്റി പ്രവർത്തനങ്ങളിലും കലാ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ ബറ്റാലിയൻസ് കച്ചേരിയുടെ പ്രവർത്തകർ. പുളിയാവിൽ മതിലിടിഞ്ഞു വീടിൻ്റെ സുരക്ഷക്ക് ഭീഷണി നാദാപുരം: കനത്ത മഴയിൽ വീട്ടിന്റെ ചുറ്റു മതിൽ ഇടിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലാണ് പുളിയാവിലെ റഫീഖ് കുനിയിലിന്റെ വീടിന്റെ മതിൽ ഇടിഞ്ഞു വീണത്. ഇത് വീടിന്റെ സുരക്ഷക്ക് ഭീഷണിയായിട്ടുണ്ട്. തിരുവള്ളൂർ പെട്രോൾ പമ്പിൽ തീപിടുത്തം; വൻ ദുരന്തമൊഴിവായി. വടകര തിരുവള്ളൂർ പെട്രോൾ പമ്പിൽ ഉണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. പമ്പ് ജീവനക്കാരുടെയും സ്ഥലത്തെത്തിയ ഫയർഫോഴ്സിൻ്റെയും നേതൃത്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് പൊടുന്നനെ തീ പടർന്നത്. പെട്രോൾ പമ്പിൻ്റെ പേരെഴുതിയ ബോർഡിലാണ് തീ പിടിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെതാണ് പെട്രോൾ പമ്പ്. ഇന്ധന ടാങ്കിൽ തീപടരാത്തത് വൻ ദുരന്തം ഒഴിവാക്കി. ഇന്ധനം നിറക്കുന്ന ഭാഗത്ത് നിന്ന് ഏതാനും മീറ്റർ അകലെയുള്ള കൂറ്റൻ സൈൻ ബോർഡി നാണ് തീപിടിച്ചത്. ചെക്യാട് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് നാദാപുരം: ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിലെ പാട്ടോംകുന്ന് അങ്കണവാടിക്ക് സമീപം കടന്നൽ കുത്തേറ്റ് നിരവധി സ്ത്രീകൾക്ക് പരിക്ക്. തൊഴിലുറപ്പ് ജോലിക്കിടയിൽ കടന്നൽ കൂടിളകിയാണ് തൊഴിലാളികളായ പതിനഞ്ചോളം സ്ത്രീകൾക്ക് കടന്നൽ കുത്തേറ്റത്. നാദാപുരം: വളയം, കോമ്പി മുക്ക് തൈവച്ച പറമ്പത്ത് ജമീലയുടെ വീടിനോട് ചേർന്ന മതിൽ ഇടിഞു വൻ ദുരന്തം ഒഴിവായി. കോമ്പിമുക്ക് ചെറുമോത്ത് റോഡിനോട് ചേർന്ന മതിൽ ഇന്നലെ പൈത ശക്തമായ മഴയിൽ ഇടിയുകയായിരുന്നു. ആളുകൾ സഞ്ചരിക്കുന്ന ഈ റോഡിൽ മതിൽ ഇടിയുന്ന സമയത്ത് ആരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. കർഷസംഘം നേതാക്കളായ നസീർ വളയം, പി പി ഉബൈദ്, കെ ടി അമ്മദ്ഹാജി, സി കെ അബൂട്ടി ഹാജി എന്നിവർ സ്ഥലം സന്ദർശിച്ചു. നാദാപുരം നൂക്ലിയസ് ഹോസ്‌പിറ്റലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്. നാദാപുരം: നൂക്ലിയസ് ഹോസ്‌പിറ്റൽ നാദാ പുരവും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോ ധന ക്യാമ്പ് 17 ന് ഉച്ച തിരിഞ് 2:30 മുതൽ 4:30 വരെ നൂക്ലിയസ് ഹോസ്പിറ്റലിൽ നടക്കും. കോഴിക്കോട് ട്രിനിറ്റി ഹോസ്പിറ്റലിലെ ഡോ. ഷാദിയ നേതൃത്വം നൽകും. ആധുനിക രീതിയിലുള്ള തിമിര ശസ്ത്രക്രിയ നേത്ര രോഗങ്ങൾ (പ്രമേഹ രോഗികൾ ഉൾപടെ) ഉള്ളവർക്ക് തുടർ ചികിത്സ എന്നിവ സൗജന്യ നിരക്കിൽ ലഭ്യമാകും. കണ്ണട ആവശ്യമുള്ള വർക്ക് ക്യാമ്പിൽ വെച്ച് നൽകും. വിവരങ്ങൾക്ക്: 04962 550354, 8589050354 എന്നീ നമ്പറുകളിൽ വിളിക്കാം . ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു നാദാപുരം: എസ് എസ് എൽ സി 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ സൂപ്പി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി പി മൊയ്തുമാസ്‌റ്റർ, സി എച്ച് ഇല്യാസ്, സി എച്ച് കുനിങ്ങാട്, കെ അബ്ദുള്ള ഹാജി, അബ്ദുള്ള മുസ്ല്യാർ നിടുന്തോടി കുഞ്ഞബ്ദുള്ള, എളമ്പിലായിൽ നസീർ സിറാജ് കുളമുള്ളതിൽ ടി യദുനന്ദനൻ ,ശ്രീയുക്ത, ഹംദ മെഹറിൻ, യുംന മെഹറിൻ, ടി എം സഹദുന്നിസ എന്നിവർ പ്രസംഗിച്ചു. ജന: സെക്രട്ടറി ടി ബി മനാഫ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി പറമ്പത്ത് സിദ്ദീഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. വാണിമേലിൽ ബസിന് പിന്നിൽ ബൈക്കിടിച്ച് വ്യാപാരിക്ക് പരിക്ക് വാണിമേൽ: വയൽ പീടികക്ക് സമീപം സ്വകാര്യ ബസിന് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരിക്ക് പരിക്ക്. തെരുവം പറമ്പിൽ വ്യാപാരിയായ കോടിയൂറയിലെ കുഴിച്ചാലുപറമ്പത്ത് അന്ത്രുവിനാണ് പരിക്ക്. വാണിമേൽ ഭാഗത്തേക്ക് വരികയായിരുന്ന അന്ത്രു സഞ്ചരിച്ച ബൈക്ക് പെട്രോൾ പമ്പിന് സമീപം സ്റ്റോപിൽ ആളെ ഇറക്കാൻ നിർത്തിയ സ്വകാര്യ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാ ദൃക്സാക്ഷികൾ പറഞ്ഞു. അന്ത്രു വിൻ്റെ പരിക്ക് നിസാരമാണ് കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി . ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു വില്ലേജ് ഓഫീസ് മാർച്ച് നടത്തി നാദാപുരം: ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ സർക്കാർ നിയമം കൊണ്ട് വരണമെന്നാവശ്യപ്പെട്ടു കൊണ്ട് ചുമട്ടു തൊഴിലാളി യുണിയൻ (സി ഐ ടി യു നാദാപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നാദാപുരം വില്ലേജ് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. സംസ്ഥാന കമ്മറ്റി അംഗം വി. പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ടി. ചാത്തു, യൂണിയൻ ഏരിയ സിക്രട്ടറി വി. പി. രവീന്ദ്രൻ സംസാരിച്ചു. വിദ്യാലയങ്ങളിലെ പാചക വിദഗ്ധർക്ക് ശിൽപശാല നടത്തി നാദാപുരം: ഗ്രാമപഞ്ചായ ത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ പാചക വിദഗ്ധർക്കും സൂപ്പർ വൈസർമാർക്കും ശില്പശാല നടത്തി. ഗ്രാമപഞ്ചായത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഗില മാര്യാ ട്ട് അദ്യക്ഷത വഹിച്ചു സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, റീന കിണംപറേമ്മൽ, മെഡിക്കൽ സുപ്രണ്ട് ഡോക്ടർ ജമീല ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർക്ക് കോവിഡ്: തിരുവള്ളൂർ ഹൈസ്കൂൾ അടച്ചു. വടകര: നാല് അധ്യാപകർക്കും ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്കൂൾ അടച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ ജീവനക്കാരന് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായതിനാൽ ആറ് അധ്യാപകർ ക്വാറൻ്റിനിലായിരുന്നു. ഇതിൽ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ ചൊവ്വാഴ്ച വരെ അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. കണ്ടിവാതുക്കൽ ചിറ്റാരി റോഡ് ഫണ്ട് ലാപ്സായത് എം.എൽ.എയുടെ പിടിപ്പ് കേട്: അഹമ്മദ് പുന്നക്കൽ നാദാപുരം: മേഖലയിലെ ആദിവാസികകളുടെ പ്രധാന സഞ്ചാര മാർഗവും മലയോര വികസനത്തിന് ആക്കം കൂട്ടുന്നതുമായ കണ്ടി വാതുക്കൽ ചിറ്റാരി റോഡിൻ്റെ ഫണ്ട് ലാപ്സായത് സ്ഥലം എം എൽ എ യുടെയും സർക്കാറിൻ്റെയും പിടിപ്പുകേടിൻ്റെ ഫലമാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. 2016ൽ യു ഡി എഫ് ഭരണ കാലത്ത് അനുവദിച്ച രണ്ടേമുക്കാൽ കോടി രൂപയിൽ 1. 24 കോടി ലാപ്സായതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് എം എൽ എക്ക് ഒഴിഞ്ഞു മാറാനാവില്ല. നാദാപുരം മേഖലയിലെ പല വികസന പദ്ധതികളും എം എൽ എ യുടെ അനാസ്ഥ കാരണം നഷ്ടമാവുകയാണെന്നും നാടിൻ്റെ വികസന കാര്യത്തിൽ കുറച്ചു കൂടി ജാഗ്രത പുലർത്താൻ എം എൽ എ തയ്യാറാവണമെനം പുന്നക്കൽ ആവശ്യപ്പെട്ടു. നാദാപുരം പഞ്ചായത്തിലെ ആരോഗ്യ സബ്‌ സെന്ററുകളുടെ നവീകരണത്തിന് നാഷണൽ ഹെൽത്ത്‌ മിഷൻ 21 ലക്ഷം അനുവദിച്ചു നാദാപുരം: ഗ്രാമപഞ്ചായത്തിലെ 3 ആരോഗ്യ സബ്‌ സെന്ററുകൾക്ക്‌ നവീകരണ പ്രവൃത്തികൾക്കായി നാഷണൽ ഹെൽത്ത്‌ മിഷൻ 21 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ്‌ വി.വി മുഹമ്മദലി അറിയിച്ചു. കുറ്റിപ്പുറം, കുമ്മങ്കോട്‌, ചിയ്യൂർ സെന്ററുകൾക്കാണ് 7 ലക്ഷം വീതം അനുവദിച്ചത്. ആരോഗ്യ കേന്ദ്രത്തിലെത്തുന്നവർക്കുള്ള കാത്തിരിപ്പു കേന്ദ്രം മുലയൂട്ടൽ കേന്ദ്രം, പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യം വർധിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾ നടത്തി പ്രാഥമിക രോഗീ പരിചരണ കേന്ദ്രങ്ങളക്കി ഉയർത്താനുള്ള പദ്ധതികളാവിഷ്കരിക്കുമെന്നും ഇതിനാവശ്യമായ എസ്റ്റിമേറ്റുകൾ എത്രയും പെട്ടെന്ന് തയ്യാറക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. അഖിലേന്ത്യാ സഹകരണ വാരാഘോഷം: നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി നാദാപുരം അറുപത്തിയെട്ടാമത്‌ സഹകരണ വാരാഘോഷ പരിപാടികളുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ പതിനാലുമുതൽ ഇരുപതു വരെയാണ് സഹകരണ വാരാഘോഷ പരിപാടി. നാദാപുരം മേഖലയിലെ പരിപാടികൾ നവംബർ പതിനഞ്ചിന് കല്ലാച്ചിയിൽ ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. തുടർന്ന് സഹകരണ മേഖലയിലെ വിദഗ്ദരെ പങ്കെടുപ്പിച്ച് വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും,പ്രഭാഷണങ്ങളും നടക്കും. പരിപാടിയുടെ വിജയത്തിനായി മുഹമ്മദ് ബംഗ്ലത്ത് ചെയര്മാൻ) കെ പി കുമാരൻ മാസ്റ്റർ (കൺവീനർ മോഹനൻ പാറക്കടവ്, ടി പ്രദീപ് കുമാർ എം കെ അഷ്‌റഫ് (വൈസ് ചെയർമാൻ എ മോഹൻ ദാസ് എം കുഞ്ഞിരാമൻ ശ്യാമള ടീച്ചർ (ജോയിന്റ് കൺവീനർ കെ എൻ അബ്‌ദുൾ റഷീദ് (ട്രെഷറർ എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു. ഒരു കോടിയുടെ സ്വർണവുമായി കണ്ണൂരിൽ വിമാനമിറങ്ങിയ നാദാപുരം സ്വദേശി മുങ്ങി: കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളുടെ വാഗ്ദാനം നാദാപുരം ഒരു കോടിയിലധികം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വർണവുമായി ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയ നാദാപുരം സ്വദേശിയായ യുവാവ് അപ്രത്യക്ഷനായി. ഇയാളെ തേടി ക്വട്ടേഷൻ സംഘം റോന്ത് ചുറ്റുന്നതിനിടെ യുവാവിൻ്റെ ഭാര്യയേയും കാണാതായി. ബഹ്റൈനിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് ഒന്നരക്കിലോ സ്വർണവുമായി കണ്ണൂരിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന സംഘത്തെ വെട്ടിച്ച് യുവാവ് മുങ്ങുകയായിരുന്നുവത്രെ. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങളിലായി അജ്ഞാത സംഘം യുവാവിന്റെ വീട്ടിലെത്തി. വീടിനു സമീപത്തെ കടയിലും മറ്റും യുവാവിനെ കുറിച്ച് അന്വേഷിച്ച സംഘം ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തു. വിദേശത്തു നിന്ന് സ്വർണം ഏൽപ്പിച്ച കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് യുവാവിനെ തേടി എത്തിയതെന്നാണ് സൂചന. ഗൾഫിൽ നിന്നെത്തിച്ച സ്വർണം കണ്ണൂരിലെ മറ്റൊരു സംഘത്തിന് കൈമാറിയതായും ഇവരുടെ സംരക്ഷണത്തിലാണ് യുവാവ് ഉള്ളതെന്നും വിവരമുണ്ട്. സംഭവത്തിൽ നാദാപുരം പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ആറ് മാസം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് ആറ് വർഷം കഴിഞ്ഞിട്ടും പൂർത്തിയാകാത്തത് നാട്ടുകാർക്കിടയിൽ വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പുതിയ സർക്കാർ വന്നാൽ റോഡ് പണി പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്നും ഇപ്പോൾ അനുവദിച്ച ഫണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ ലാപ്സായ അവസ്ഥ പ്രതിഷേധാർഹമാണെന്നും ആദിവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാക്കൂൽ കേളപ്പൻ പറഞ്ഞു. ആദിവാസി കോളനികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം നബാർഡ് സ്‌കീമിന്റെ കാലാവധി കഴിഞ്ഞെങ്കിലും കൂടുതൽ ഫണ്ട് കണ്ടെത്തി റോഡ് പണി പൂർത്തീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് എം.എൽ.എ അറിയിച്ചു. ഡി.വൈ.എഫ്.ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് നടത്തി ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സ്നേഹഭവനം പദ്ധതി: സംഘാടക സമിതി രൂപീകരിച്ചു. ചേട്യാലക്കടവ്: കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യു.ഡി എഫ്. നാദാപുരം: ചെക്യാട്-തുണേരി പഞ്ചായത്തുകളിലെ ഉമ്മത്തൂർ-മുടവന്തേരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചെടിയാലക്കടവ് പാലം കണ്ണൂർ,കോഴിക്കോട് ജില്ലകളുടെ വികസനങ്ങൾക് ദൂരവ്യാപകവും ഗുണപരവുമായ ഫലങ്ങൾ സൃഷ്ടിക്കുന്ന വികസന സംരംഭമാണ്. ഈ പാലത്തിന്റെ പ്രവർത്തി സ്തംഭിപ്പിച്ച് ജനങ്ങളെ വെല്ല് വിളിക്കുന്ന കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു . ഈ പാലത്തിന്റെ പ്രവർത്തി യു എൽ സി സി ഏറ്റെടുത്ത് പണി തുടങ്ങാൻ ഒരുങ്ങുന്നതിന് ഇടയിലാണ് ഹൈകോടതി വിധിയിലൂടെ അശോക നെന്ന കരാറുകാരൻ ഈ പ്രവർത്തി കൈവശ പ്പെടുത്തിയത്. യു എൽ സി സി ആയിരുന്നു പ്രവർത്തി നടത്തിയിരുന്നെങ്കിൽ ഈ പാലം പണി ഇപ്പോൾ പൂർത്തിയാകുമായിരുന്നു.എന്നാൽ അശോകനെന്ന കരാറ്കാരൻ പണി ചെയ്തില്ലായെന്ന് മാത്രമല്ല തന്റെ കൊള്ളരുതായ്മ മറച്ചുവെക്കാൻ പാലത്തിന് വേണ്ടി എല്ലാ സഹായവും ചെയ്ത നാട്ടുകാരെ കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പുന്നക്കൽ പറഞ്ഞു. വാണിമേലിൽ മലയോര ടൂറിസം: പഞ്ചായത്ത് പ്രസിഡണ്ട് മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽ കണ്ടു തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ബോധവൽകരണ സെമിനാർ നടത്തി നാദാപുരം: യുവാക്കളെ സംരംഭകരാക്കാൻ ലക്ഷ്യമിട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ ബോധവൽകരണ സെമിനാർ പ്രസിഡൻ്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. കെ.പി അശോകൻ, രത്നാകര കുറുപ്പ് എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ, ചെറുകിട വർക്കിങ് ഗ്രൂപ്പ് ചെയർമാൻ അഡ്വ. എ സജീവൻ, ബ്ലോക്ക് സെക്രട്ടറി പി.എൻ അഫ്സൽ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫിസർ വി.പി പ്രണവൻ, ബ്ലോക്ക് വ്യവസായ വികസന ഓഫിസർ അഷ്ഹൂർ എന്നിവർ സംസാരിച്ചു. തൂണേരിയിലും വാണിമേലിലും മൽസ്യ കൃഷി പദ്ധതി തുടങ്ങി. നാദാപുരം: സംസ്ഥാന ഫിഷറീസ് വകുപ്പുമായി സഹകരിച്ച് തൂണേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മൽസ്യ കൃഷി പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്‌ഘാടനം മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു കൊണ്ട് പ്രസിഡണ്ട് പി ഷാഹിന നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ മധു മോഹനൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയ മൽസ്യ കൃഷി പദ്ധതിയുടെ ഉദ്‌ഘാടനം മൽസ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു കൊണ്ട് പ്രസിഡൻ്റ് പി സുരയ്യ ടീച്ചർ നിർവഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പൗരത്വ സമരം: പിഴയടക്കാൻ ട്വന്റി റുപ്പീസ് ചലഞ്ചുമായി യൂത്ത് ലീഗ്. നാദാപുരം: എൻ ആർ സി, സി എ എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഒന്നാം പിണറായി സർക്കാർ എടുത്ത കേസിൽ പിഴയടക്കുന്നതിന് വേണ്ടി യൂത്ത് ലീഗ് ട്വന്റി റുപ്പീസ് ചലഞ്ച് സംഘടിപ്പിച്ചു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിൽ വരാത്തത് മൂലം നിരവധി സാധാരണക്കാരാണ് പോലീസിന്റെ വേട്ടയാടലിന് വിധേയമാകുന്നത്. ട്വന്റി റുപ്പീസ് ചലഞ്ചിന്റെ നാദാപുരം മണ്ഡലം തല ഉദ്‌ഘാടനം നവവരൻ ശബാബിൽ നിന്ന് തുക സ്വീകരിച്ച് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ നിർവഹിച്ചു. അബ്ദുള്ള വയലോളി, മുഹമ്മദ്‌ ബംഗ്ലത്ത്, ഹാരിസ് കൊത്തിക്കുടി, വി ജലീൽ, എംകെ സമീർ, ഇ ഹാരിസ്,സി കെ നാസർ,കെസി അബ്ദുള്ളക്കുട്ടി, സിപി അജ്മൽ, ഷമീഖ് കാസിം, സിപി അഫ്ദൽ സംബന്ധിച്ചു. എം.എസ്.എഫ് അംബേദ്‌കർ സ്‌ക്വയർ വിദ്യാർഥി സംഗമം നടത്തി നാദാപുരം: വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനത്തിനെതിരെ എം.എസ്.എഫ് അംബേദ്‌കർ സ്‌ക്വയർ വിദ്യാർഥി സംഗമം നടത്തി. കല്ലാച്ചി ഹൈ ടെക്ക് കോളജിൽ നടത്തിയ പരിപാടി മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ ഉദ്‌ഘാടനം ചെയ്തു. ഷഫാദ് വാണിമേൽ അധ്യക്ഷനായി. ഫവാസ് തുണ്ടിയില്‍ സ്വാഗതവും അദീബ് നന്ദിയും പറഞ്ഞു. ജനകീയ മത്സ്യ കൃഷിക്കുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നാദാപുരം: കേരള സർക്കാറിന്റെ ഫിഷറീസ്‌ വകുപ്പുമായി ചേർന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടത്തുന്ന ജനകീയ മത്സ്യ കൃഷിക്കുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു. 120 വീടുകളിലാണ് കാർപ്പ്‌ ഇനത്തിൽ പെട്ട കട്ലരോഹു മത്സ്യ ക്കുഞ്ഞുങ്ങളെ നൽകിയത്‌. സ്ഥിരം സമിതി അധ്യക്ഷരായ സി കെനാസർ, എം സി സുബൈർ, റീന കിണമ്പറേമ്മൽ, മെംബർ പി പി ബാലകൃഷ്ണൻ ഫിഷറീസ്‌ പ്രമോട്ടർ പി സന്ദീപ്‌, സുധിന മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ യു ഡി എഫ് പ്രവർത്തകർ ജാഗ്രത പുലർത്തണം. നാദാപുരം: രാജ്യത്ത് വർഗീയ ഫാസിസ്റ്റ് ചിന്താഗതിക്കെതിരെ പുതിയ തലമുറയെ ബോധവൽക്കരിക്കണമെന്നും മതേതര ചേരിയെ ശക്തിപ്പെടുത്താൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ കെ ബാല നാരായണൻ. നാദാപുരം മണ്ഡലം യു ഡി ഫ് നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. എസ് പി കുഞ്ഞമ്മദ്, സി വി കുഞ്ഞി കൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, അഡ്വ. എ സജീവൻ, എൻ കെ മൂസ മാസ്റ്റർ, കോരങ്കോട്ട് മൊയ്തു, ആവോലം രാധാകൃഷ്ണൻ പ്രസംഗിച്ചു . വരിക്കോളിയിൽ നായ ശല്യം രൂക്ഷം. കൂട് തകർത്ത് കോഴികളെ കൊന്നു. നാദാപുരം വരിക്കോളി പതിനാലാം വാർഡിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്നലെ രാത്രി പിലാക്കാട്ട് അഷ്‌റഫിന്റെ (തിളക്കം) വീട്ടിലെ കോഴിക്കൂട് തകർത്ത് കോഴികളെ കൊന്നു. വളരെ ഉയരത്തിലുള്ള കൂടാണ് തകർത്തത്. കഴിഞ്ഞ ദിവസം ഈ പരിസരത്തെ കുറ്റിയിൽ ബഷീറിന്റെ വീട്ടിലെ ആടുകളെ കൂട് തകർത്ത് നായകൾ കൊന്നത് മീഡിയ വിഷൻ വാർത്ത നൽകിയിരുന്നു. തെരുവ് നായകളുടെ ശല്യം രൂക്ഷമയത് കുമ്മങ്കോട് ആലിൻ ചുവട് മേഖലയിലുള്ളവരുടെ സ്വൈര്യജീവിതം തകർക്കുകയാണ്. ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മയ്യഴിപുഴയിലെ അതിവേഗ-സാഹസിക യന്ത്രവൽകൃത ബോട്ടുകൾക്ക് നിയന്ത്രണം വേണം നാദാപുരം: വിനോദ യാത്രാ ബോട്ട്, പെഡൽ ബോട്ട് എന്നിവ ചെറിയ തോതിൽ മാത്രം വഹിക്കാൻ ശേഷിയുള്ള മയ്യഴിപ്പുഴയിൽ സ്പീഡ് ബോട്ട് സർവീസ് നടത്തുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് മയ്യഴിപ്പുഴ സംരക്ഷണസമിതി. ചെറിയ പുഴകളിൽ ജലകേളിക്കു വേണ്ടിയോ, സാഹസിക ടൂറിസത്തിന്റെ പേരിലോ, ഉൾനാടന്‍ ജലാശയ വകുപ്പ് ഇത്തരം ബോട്ടുകൾക്ക് അനുമതി കൊടുക്കുന്നത് നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ കൂടുതൽ നാശത്തിലെത്തിക്കും. മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമുള്ള സ്പീഡ് ബോട്ട് സർവീസ് അനുമതി അടിയന്തിരമായി പുനഃ പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മാഹി ആനാവാതുക്കല്‍ അമ്പല ഹാളിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചെയർമാൻ വിജയൻ കൈനാടത്ത് അധ്യക്ഷനായി. പി.പി ശ്രീജിത്ത്, വൈശാഖ് കല്ലാച്ചി, കെ.ദൃശ്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന ജോ:സെക്രട്ടറി അഡ്വ: പി. ഗവാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ്, സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി എം.ടി ബാലൻ, വി.പി ശശിധരൻ, അശ്വിൻ മനോജ്, നിവേദ് ബാലകൃഷ്ണൻ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ സി.എച്ച് ശങ്കരൻ മാസ്റ്റർ സ്വാഗതവും കൺവീനർ കെ. സഹജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വിമൽ കുമാർ കണ്ണങ്കൈ [പ്രസിഡണ്ട് ലെന ചന്ദ്രൻ, കെ.രാംജിത്ത് [വൈസ് പ്രസിഡണ്ട് ലിനീഷ് അരുവിക്കര [സെക്രട്ടറി വി.രജീഷ്, വൈശാഖ് കല്ലാച്ചി ഇന്ധന നികുതി: സർക്കാറിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമങ്ങൾ നാദാപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിൽ അമിനികുതി ഇടാക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമങ്ങൾ നടത്തി. നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് നടന്ന പ്രതിഷേധ സംഗമം നിയോജക മണ്ഡലം ജനറൽ സെക്രട്ടരി എൻ കെ മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എം പി സൂപ്പി അധ്യക്ഷത വഹിച്ചു സി കെ നാസർ സി പി സലാം എം സി സുബൈർ കണേക്കൽ അബ്ബാസ് റഫീഖ് കക്കംവെള്ളി വി പി ഫൈസൽ ജമാൽ പുളിക്കൂൽ ടി കെ റഫീഖ് സി ആർ ഗഫൂർ എന്നിവർ പ്രസംഗിച്ചു. തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗമം ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് പി ശാദുലി ഉദ്‌ഘാടനം ചെയ്തു. എ കെ ടി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. കാട്ടുമഠത്തിൽ അബൂബക്കർ ഹാജി, കെ.കെ ഹസ്സൻ മാസ്റ്റർ, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ടി പി അബ്ദുല്ല മാസ്റ്റർ, നടക്കേൻ്റവിട അമ്മദ്, പുതുക്കുടി മജീദ്, എം.കെ സമീർ എം.കെ ഇസ്മായിൽ, മുഹ്സിൻ വളപ്പിൽ, എൻ ടി കെ ഹമീദ് കെ കെ റഷീദ്, അഫ്സൽ വേറ്റുമ്മൽ സംസാരിച്ചു. സി.കെ ബഷീർ സ്വാഗതവും ഒ എം മുസ്തഫ നന്ദിയും പറഞ്ഞു. ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പാറക്കടവിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. കോമത്ത് ഹംസ അധ്യക്ഷത വഹിച്ചു. സി എച്ച് ഹമീദ്, കെ എം ഹംസ, പി കെ അബ്ദുല്ല ഹാരിസ് കൊത്തിക്കുടി, കെ കെ അബ്ദുല്ല, ആർ നൗഷാദ്, നിസാർ കൊയമ്പ്രത്ത്, ടി എ സലാം, വി പി ഉസ്മാൻ ഹാജി, എം ഉസ്മാൻ, അബൂബക്കർ ഹാജി, സി കെ അബ്ദുല്ല, വി പി മഹമൂദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ഭൂമിവാതുക്കലിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സമിതി അംഗം സി വി എം വാണിമേൽ ഉദ്‌ഘാടനം ചെയ്തു. അഷ്‌റഫ് കൊറ്റാല അധ്യക്ഷത വഹിച്ചു. എം കെ മജീദ്, വി കെ മൂസ, കെ വി കുഞ്ഞമ്മദ്, എം പി സൂപ്പി ജാഫർ ദാരിമി എന്നിവർ പ്രസംഗിച്ചു. പുറമേരിയിൽ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ മുഹമ്മദ് സാലിഹ് ഉദ്‌ഘാടനം ചെയ്തു. ചിറയിൽ മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. കപ്പിക്കണ്ടി മജീദ്, കെ .ഹമീദ് മാസ്റ്റർ, കെ‌ എം സമീർ, ഷംസു മഠത്തിൽ, കള്ളിക്കൂടത്തിൽ അഹമ്മദ്, വി .പി. ഷക്കീൽ, പി.കെ.മജീദ്, ഫൈസൽ ഹാജി,കെ.കെ.പോക്കർ ഹാജി, കെ ഹാരിസ് എന്നിവർ പ്രസംഗിച്ചു. നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ അധ്യക്ഷനായി. കെ.എം.ഹമീദ്, ടി. മുഹമ്മദലി, പാലോൽ കുഞ്ഞമ്മദ്, സി.പി അമ്മദ്, കെ.വി മഹമൂദ് എന്നിവർ പ്രസംഗിച്ചു. പീപ്പിൾ ഫൗണ്ടേഷന്റെ കാരുണ്യ തണലിൽ നാദപുരത്ത് വിധവക്ക് വീടായി നാദാപുരം: പീപ്പിൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ നാദാപുരം കുമ്മങ്കോട് അശോകന്റെ വിധവക്ക് വീട് നിർമിച്ച് നൽകി. ആറ് ലക്ഷം രൂപയോളം ചെലവ് വന്ന നിർമാണ പ്രവൃത്തിക്ക് രണ്ടര ലക്ഷം രൂപ ഫൗണ്ടേഷൻ നൽകി. ബാക്കി തുക ഫൗണ്ടേഷൻ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ സമാഹരിക്കുകയായിരുന്നു. അശോകന്റെ മരണ ശേഷം മൂന്ന് സെന്റ് സ്ഥലത്തെ താൽക്കാലിക കൂരയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. സർഗാത്മക ബോധമില്ലാത്ത തലമുറയായി വിദ്യാർത്ഥികൾ മാറരുത്: ലത്തീഫ് തുറയൂർ നാദാപുരം: ദിശാ ബോധമില്ലാത്ത സർഗാത്മക ബോധമില്ലാത്ത തലമുറയായി പുതിയ കാലത്തെ വിദ്യാർത്ഥികൾ മാറരുതെന്ന് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. എം എസ് എഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ചെക്യാട് മലബാർ വുമൺസ് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന നേതൃ ക്യാമ്പ് ദിലാബ് '21 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷം വഹിച്ചു. അഫ്നാസ് ചോറോട്,വി അബ്ദുൽ ജലീൽ,എം കെ സമീർ, ഇ ഹാരിസ്, മുഹമ്മദ്‌ പേരോട്, ഷാഫി എടച്ചേരി, അർഷാദ് കെ വി,എ എഫ് റിയാസ്, തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ, ഡോ. ഉവൈസ് ഫലാഹി, ആഷിഖ് വാഫി, സി കെ നാസർ, തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ചർച്ചകൾക്ക് മുഹമ്മദ്‌ പേരോട്, ഷാഫി എടച്ചേരി, അർഷാദ് കെ വി എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രം പങ്കെടുത്ത ക്യാമ്പിന് നജ്മു സാഖിബ്, സയ്യിദ് മഷ്ഹൂർ, റാഷിഖ് ചങ്ങരംകുളം, അറഫാത്ത് നരിപ്പറ്റ, ഷരീഫ് പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി. നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഹംന എം ടി ക്ക് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ത്വയ്യിബ് കുമ്മങ്കോട് സ്വാഗതവും ട്രഷറർ സാലിഹ് എടച്ചേരി നന്ദിയും പറഞ്ഞു. കുമ്മങ്കോട്ട് നായയുടെ കടിയേറ്റ് ആടുകൾ ചത്തു. നാദാപുരം കുമ്മങ്കോട്ട് നായയുടെ ആക്രമത്തിൽ രണ്ട് ആടുകൾ ചത്തു. കുമ്മങ്കോട് കുറ്റിയിൽ ബഷീറിന്റെ ആടുകളെയാണ് നായ കടിച്ചത്. ഇലക്ട്രിഷ്യനായ ബഷീർ അടുത്ത കാലത്താണ് ആട് വളർത്തൽ ആരംഭിച്ചത്. കുമ്മങ്കോട് ആലിൻ ചുവട് ഭാഗത്ത് നായ ശല്യം രൂക്ഷമയത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. എം.എസ്.എഫ് ലീഡേഴ്‌സ് ക്യാംപ് 'ദി ലാബ് 2021' തുടങ്ങി നാദാപുരം: നാദാപുരം നിയോജകമണ്ഡലം എം.എസ്.എഫ് ലീഡേഴ്‌സ് ക്യാംപ് 'ദി ലാബ് 2021' ഐഡൻറിറ്റി കോളജ് ക്യാംപസിൽ ആരംഭിച്ചു. രണ്ടുദിവസത്തെ ക്യാംപിന് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ പതാക ഉയർത്തി തുടക്കം കുറിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹ്സിൻ വളപ്പിൽ അധ്യക്ഷനായി. ഡോ. ഉവൈസ് ഫലാഹി ക്ലാസെടുത്തു. സൂപ്പി നരിക്കാട്ടേരി, വി.വി മുഹമ്മദലി, വയലോളി അബ്ദുല്ല, അഫ്നാസ് ചോറോട്, ഹാരിസ് കൊത്തിക്കുടി, എം.കെ സമീർ, കെ.എം ഹംസ, നൗഷാദ് രയരോത്ത്, സാലിഹ് എടച്ചേരി, സയ്യിദ് മശ്ഹൂർ തങ്ങൾ, മുഹമ്മദ് പേരോട് തുടങ്ങിയവർ സംസാരിച്ചു. വാണിമേൽ: വിലങ്ങാട് മലയോരത്ത് ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന നടത്താൻ ജില്ലാ കലക്ടർ എത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ജില്ലാ കലക്ടർ ഡോക്ടർ നരസിംഹ റെഡ്ഡി വാണിമേലിൽ എത്തിയത്. ആദ്യം വാണിമേൽ വില്ലേജ് ഓഫീസിലും പിന്നീട് വിലങ്ങാട് വില്ലേജ് ഓഫീസിലും സന്ദർശനം നടത്തിയശേഷം ആദിവാസികൾക്ക് വീട് നിർമിക്കാനുദ്ദേശിക്കുന്ന ഉരുട്ടിയിലെ സ്ഥലവും സന്ദർശിക്കുകയായിരുന്നു. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ, വടകര തഹസിൽദാർ തുടങ്ങിയവർ അനുഗമിച്ചു. ചേലക്കാട് നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. നാദാപുരം ഇന്നലെ വൈകിട്ട് ചേലക്കാട് നിന്നും കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തി. മൊകേരിയിലാണ് കുട്ടിയെ കണ്ടത് . രാത്രി വൈകിയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിരുന്നു. പുലർച്ചെ ഒരുമണിയോടെ കുട്ടി മൊകേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുവരികയും അവിടെ നിന്ന് രക്ഷിതാക്കളെ ഏൽപ്പിക്കുക വീട്ടുകാർ ദേഷ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി കാൽനടയായി സഞ്ചരിക്കുകയും മൊകേരിയിൽ എത്തിയപ്പോൾ ക്ഷീണിതയായി ഒരു കടക്ക് സമീപം ഇരിക്കുകയായിരുന്ന കുട്ടിയിൽ നിന്ന് വിവരം ചോദിച്ചറിഞ്ഞ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാദാപുരം: ചേലക്കാട് വിദ്യാർത്ഥിനിയെ കാണാനില്ലന്ന് പരാതി. ചേലക്കാട് സ്വദേശിനിയായ വട്ടോളി ഹൈസ്കൂൾ വിദ്യാർത്ഥിനിയെയാണ് ഇന്ന് വൈകീട്ട് മൂന്നര മുതൽ കാണാതായത്. മൊബൈൽ ഫോൺ രക്ഷിതാക്കൾ വാങ്ങിവെച്ച ദേഷ്യത്തിന് വീട് വിട്ടിറങ്ങുകയായിരുന്നു എന്നാണ് പറയപ്പെടുന്നത് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കറുത്ത പർദ്ദയും ഹിജാബുമാണ് കുട്ടിയുടെ വേഷം. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക. 2021-22 വർഷത്തിൽ 30 കോടിയൂടെ ആക്ഷൻപ്ലാൻ രൂപീകരിക്കും: നാദാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ശിൽപശാല നടത്തി നാദാപുരം: ഗ്രാമപഞ്ചായത്തിൽ 2021-22 വർഷത്തെ തൊഴിലുറപ്പ് പദ്ധതികളുടെ ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ശിൽപശാല നടത്തി. 2021-22 വർഷത്തിൽ 30 കോടിയൂടെ ആക്ഷൻപ്ലാൻ രൂപീകരിച്ചു കൊണ്ടുള്ള പദ്ധതികളാണു തയ്യാറാക്കുന്നത്. പശുത്തൊഴുത്ത്, ആട്ടിൻ കൂട്, കോഴിക്കൂട്, റിംഗ് കമ്പോസ്റ്റ്, കിണർ റീചാർജിങ് തുടങ്ങിയ പദ്ധതികൾക്ക് മുൻ‌തൂക്കം നൽകും. നവംബർ 8 മുതൽ നടക്കുന്ന ഗ്രാമസഭകളിൽ തയ്യാറാക്കേണ്ട പദ്ധതികളുടെ രൂപരേഖ പരിശീലനവും ശിൽപശാലയിൽ നടന്നു. പ്രസിഡന്റ് വി.വി മുഹമ്മദലി ശിൽപശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന കിണമ്പ്രെമ്മൽ അധ്യക്ഷയായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. ചെക്യാട് ശുചിത്വ വിളംബര ജാഥ നടത്തി. പിണറായി സർക്കാർ തൊഴിലാളികളെ വെല്ലുവിളിക്കുന്നു: കെ എം കോയ. നാദാപുരം: സാമ്പത്തിക പ്രതിസന്ധി കാരണം നട്ടെല്ലൊടിഞ്ഞ കേരള ജനതയോട് ദയ കാണിക്കാത്ത പിണറായി സർക്കാർ തൊഴിലാളികളെ വെല്ലുവിളിക്കുകയാണന്നും, സാധാരണ ക്കാരെ നോക്കി കൊഞ്ഞനം കൃത്തുകയാണന്നും എസ് ടി യു ജില്ല പ്രസിഡണ്ട് കെ എം കോയ. നാദാപുരം പഞ്ചായത്ത് എസ് ടി യു പ്രവർത്തക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് ജമാൽ പുളിക്കൂൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം പി സൂപ്പി, മണ്ഡലം എസ് ടി യു ജന: സിക്രട്ടറിഎൻ പി ഫൈസൽ മീത്തൽ മൊയ്തു, കെ പി സലാം, ഇ കെ കുഞ്ഞമ്മദ് കുട്ടി, പി കെ അഷറഫ്, നസീർ വളയം കോയഞ്ഞി തങ്ങൾ, കെ ടി കെ മുനീർ എന്നിവർ സംസാരിച്ചു ജില്ല പ്രസിഡണ്ട് കെ എം കോയ, സെക്രട്ടറി എൻ സു ബൈർ, വൈവസ് പ്രസിഡണ്ട് മുസ്തഫ കുന്നുമ്മൽ റിയൽ എസ്റ്റേറ്റ് സംസ്ഥാന സെക്രട്ടറി കെ ടി കെ മുനീർ എന്നിവർക്ക് സ്വീകരണവും നൽകി. ജന: സിക്രട്ടറി പി ലത്തീഫ് സ്വാഗതവും ജാഫർ തുണ്ടിയിൽ നന്ദിയും പറഞ്ഞു. ഇന്ധനവില: കല്ലാച്ചി പോസ്റ്റ് ഓഫിസിന് മുന്നിൽ ഡി.വൈ.എഫ്.ഐ ധർണ നടത്തി കവിതാ സമാഹാരം പുറത്തിറങ്ങി; സന്തോഷം പങ്കിടാൻ പണക്കാട്ടെത്തി ലാമിയ നാദാപുരം: തന്റെ കവിതാ സമാഹാരം പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കിടാൻ ലാമിയ ലത്തീഫ് പണക്കാട്ടെത്തി. ആദ്യ കോപ്പി സയ്യിദ് മുനവ്വറലി തങ്ങൾക്ക് കൈമാറി. തുടർന്ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്കും തന്റെ കവിതാ സമാഹാരം ലാമിയ കൈമാറി. മകനെ കുറിച്ച് എഴുതി തുടങ്ങിയതാണ് ഇരിങ്ങണ്ണൂർ സ്വദേശിയായ ലാമിയ. 52 രചനകൾ കൂട്ടിച്ചേർത്ത "ഇൻ സേർച്ച് ഓഫ് വേർഡ്‌സ്" എന്ന പേരിലുള്ള കവിതാ സമാഹാരം ബംഗളൂരുവിലെ റൈറ്റ് ഓർഡർ കമ്പനിയാണ് പ്രസിദ്ധീകരിച്ചത്. മകൻ ആയിദ് അബ്ദുല്ലക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് ലാമിയ പണക്കാട്ടെത്തിയത്. മുള്ളമ്പത്ത് പട്ടാപകല്‍ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം നരിപ്പറ്റ: മുള്ളമ്പത്ത് കാട്ടുപന്നിയുടെ ആക്രമണത്തില വീട്ടമ്മയ്ക്ക് പരിക്ക്. പരിക്കേറ്റ കൂഞ്ഞോളി മീത്തല്‍ ഇന്ദിരയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ വീട്ടുമുറ്റത്ത് മീന മുറിക്കുന്നതിനിടെ കാട്ടുപന്നി ഇന്ദിരയെ ആക്രമിക്കുകയായിരുന്നു.തുടര്‍ന്ന് മുള്ളമ്പത്ത് ടൗണിലേക്ക് പോയ പന്നി സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വെവെച്ച് മധ്യവയസ്ക്കനെയും ആക്രമിക്കാന്‍ ശ്രമിച്ചു. കോവിഷീൽഡ്: അധ്യാപകർക്ക്‌ സെക്കന്റ് ഡോസിന് സൗകര്യമൊരുക്കണം: വി.വി മുഹമ്മദലി നാദാപുരം: കോവീഷീൽഡ്‌ വാക്സിനെടുത്ത അധ്യാപകർക്ക് രണ്ടാം ഡോസ്‌ വാക്സിനെടുത്തില്ലെന്ന കാരണത്താൽ സ്കൂളിലെത്താൻ കഴിയാത്ത പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കേരള ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി ആവശ്യപ്പെട്ടു. നേരത്തെ വാക്സിൻ കൊടുക്കൊമ്പോൾ 40 വയസ്സിന് താഴെയുള്ളവർക്ക്‌ അവസാനമാണ് വാക്സിൻ നൽകിയത്‌. കൂടാതെ അധ്യാപകരെ ഫ്രണ്ട്‌ ലൈൻ പ്രവർത്തകരായി പരിഗണിച്ചിരുന്നുമില്ല. ഇക്കാരണം കൊണ്ടാണ് പലരും വാക്സിനെടുക്കാൻ വൈകിയത്. കോവിഡ്‌ ബാധിച്ചവരും പെട്ടെന്ന് വാക്സിനെടുക്കാതായിട്ടുണ്ട്‌. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പുമന്ത്രി, വിദ്യാഭ്യാസ വകുപ്പു മന്ത്രി എന്നിവർക്ക്‌ നിവേദനം നൽകി. തണലിലെ പ്രിയപ്പെട്ടവർക്കായി സംഗീത വിരുന്നൊരുക്കി ബി.ഡി.കെ വടകര ഇരിങ്ങണ്ണൂർ: ജനതാദൾ നേതാവും എടച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന പാടാം ഒപ്പം നടക്കാം: വ്യത്യസ്ത പദ്ധതിയുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് നാദാപുരം: കൊവിഡ് കാലത്ത് സ്വന്തം കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന തെറാപ്പി ചികിത്സകൾ നിലച്ചുപോയതിനാൽ പ്രയാസപ്പെടുന്ന പാവപ്പെട്ട ഭിന്നശേഷിക്കാരയ മക്കളുടെ രക്ഷിതാക്കൾക്ക് ആശ്വാസമേകാൻ വ്യത്യസ്തമായ പദ്ധതിയുമായി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. 'പാടാം ഒപ്പം നടക്കാം' എന്ന പേരിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലും ഒന്നിലധികം കേന്ദ്രങ്ങളിലായി തെറാപ്പിസ്റ്റുകളെ എത്തിച്ച് സ്പീച്ച്, ബിഹേവിയറൽ, ഒക്യുപേഷൻ എന്നീ തെറാപ്പികൾ ലഭ്യമാക്കുന്നതാണ് പദ്ധതി. പരിപാടിയുടെ ഉദ്‌ഘാടനം വളയത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷനായി. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി നിഷ, സ്ഥിരം സമിതി അധ്യക്ഷരായ കെ. വിനോദൻ, എം.കെ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.എച്ച് നജ്മ ബിവി, ഗ്രാമപഞ്ചായത്ത് മെംബർ വി.പി ശശിധരൻ, എം.എസ് അഞ്ജന, എം. ഗീത എന്നിവർ സംസാരിച്ചു. ഭാവന ആർട്സ് സ്പോർട്സ് ക്ലബ് സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു നരിപ്പറ്റ: ഭാവന ആർട്സ് സ്പോർട്സ് ക്ലബ് നരിപ്പറ്റയിൽ നിർമിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബു നിർവ്വഹിച്ചു. ടി. ഇബ്രാഹിം മെമ്മോറിയൽ വായനശാല, എം.സി. ബിനീഷ് സ്മാരക ഗ്രന്ഥാലയം തുടങ്ങി വിവിധോദ്ദേശ്യ സാംസ്കാരിക നിലയമായാണ് ഭാവന ആസ്ഥാന മന്ദിരം പുനരുദ്ധാരണം നടത്തുന്നത്. പൊതുജന പങ്കാളിത്തത്തോടെ പുതുതായി വിലക്കെടുത്ത സ്ഥലം കൂട്ടിച്ചേർത്ത് ഇരു നില കെട്ടിടമായി ക്ലബ് കെട്ടിടം വിപുലീകരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ക്ലബ് പ്രസിഡണ്ട് ജാഫർ തയ്യിൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.പി. പുരുഷു മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ബീന, മെമ്പർമാരായ സി.പി. കുഞ്ഞബ്ദുല്ല, സജിത സുധാകരൻ, ടി.പി.എം. തങ്ങൾ, എം.സി. ചാത്തു മാസ്റ്റർ, കെ.പി.സുരേഷ് മാസ്റ്റർ, തയ്യിൽ സത്യൻ എന്നിവർ സംസാരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ദേശീയ ആയുർവേദ ദിനാചരണം നടത്തി നാദാപുരം: ആസാദ്‌ കി അമൃത്‌ മഹോത്സവിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ദേശീയ ആയുർവേദ ദിനാചരണം നടത്തി. പ്രസിഡന്റ്‌ വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌ അധ്യക്ഷയായി. കാസർഗോഡ്‌ ആദൂർ ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ റസാഖ്‌ ആലക്കൽ, നാദാപുരം പഞ്ചായത്ത്‌ ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. എം.കെ മുംതാസ്‌ എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ നാസർ സംസാരിച്ചു. ദുബൈ, ഷാർജ കെ എം സി സി നേതാക്കൾക്ക് സ്വീകരണം നൽകി പാറക്കടവ്: ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സന്ദർശിക്കാൻ എത്തിയ ദുബൈ, ഷാർജ കെ എം സി സി നേതാക്കൾക്ക് ഡയാലിസിസ് സെന്റർ ഓഫീസിൽ സ്വീകരണം നൽകി. ഡയാലിസിസ് സെന്റർ ഓഫീസിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അഹ്‌മദ്‌ പുന്നക്കൽ സി വി എം വാണിമേൽ ഇസ്മായിൽ ഏറാമല മുസ്തഫ മുട്ടുങ്ങൽ എം പി അഷ്‌റഫ് മുഹമ്മദ് പുറമേരി പി കെ ജമാൽ അഡ്വ: അഷ്‌റഫ് പുതിയോട്ടിൽ ടി കെ അബ്ബാസ് വി എ ഇബ്രാഹിം മുഹമ്മദ് വാണിമേൽ എന്നിവർ സംസാരിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. ചുരത്തിൽ ഉരുൾപൊട്ടൽ: തൊട്ടിൽപ്പാലം വയനാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു കുറ്റ്യാടി: കനത്ത മഴയെ തുടർന്ന് ചുരത്തിൽ ഉരുൾപൊട്ടി വാഹനഗതാഗതം തടസ്സപ്പെട്ടു. പൂതംപാറ മുളവട്ടം വെള്ളവ് കുന്ന് എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്.ഇതോടെ തൊട്ടിൽപ്പാലം വയനാട് റോഡിൽ ഗതാഗതം തടസ്സപെട്ടു. നാട്ടുകാരും ഫയർ ഫോഴ്‌സും സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിനെത്തി. നാടിന് അഭിമാനമായി ഹംന: നാദാപുരത്ത് റാങ്കിൻ്റെ തിളക്കം നാദാപുരം: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ നാദാപുരത്ത് റാങ്കിൻറെ തിളക്കം. പ്രവാസിയായ എം ടി കുഞ്ഞബ്ദുള്ള യുടെയും നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്കൂൾ അധ്യാപിക പി കെ റംലയുടെയും മകൾ കാവുങ്കൽ താഴെ കുനി ഹംനയാണ് ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ 182- ഉം ഒ ബി സി വിഭാഗത്തിൽ മുപ്പത്തിയെട്ടാം റാങ്കും നേടി നാടിന് അഭിമാനമായത്. 720 ൽ 700 മാർക്കാണ് ഹംതക്ക് ലഭിച്ചത്. നാദാപുരം ഗവൺമെൻറ് യുപി സ്കൂൾ ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച ഹംന പാലാ ബ്രില്ല്യൻസ് കോളേജ് നിന്നാണ് എൻട്രൻസ് പരിശീലനം പൂർത്തിയാക്കിയത്. നേരത്തെ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ഹംന സർക്കാറിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. പോണ്ടിച്ചേരി ജിപ്മർ ഇവയിലെ വിടെയെങ്കിലും പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹംന പറഞ്ഞു. ഫാത്തിമ (കല്ലിക്കണ്ടി കോളജ് വിദ്യാർഥിനി മുഹമ്മദ് (ദുബൈ മസ്ഊദ്(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥി) എന്നിവരാണ് സഹോദരങ്ങൾ. നാദാപുരം ജാമിഅ ഹാശിമിയ്യയിൽ എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു നാദാപുരം: എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായി നാദാപുരം, എടച്ചേരി, കുറ്റ്യാടി, വാണിമേൽ മേഖലകളുടെ ലീഡേഴ്സ് മീറ്റ് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ വെച്ച് നടന്നു. നാല് മേഖലകളുടേയും ഭാരവാഹികൾ ക്ലസ്റ്റർ, യൂനിറ്റ് കമ്മിറ്റികളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷൈജൽ അഹമ്മദ് അധ്യക്ഷനായി. മലയോര പദ്ധതി ഫണ്ട് ശേഖരണ കൂപ്പൺ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി. പി.സി തങ്ങൾ മേഖലകൾക്ക് കൈമാറി. നാദാപുരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഇന്ദിരാ ജ്യോതി പ്രയാണം നടത്തി ജനകീയാസൂത്രണം വാർഷികാഘോഷം: നാദാപുരം ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സംഗമം നടത്തി. നാദാപുരം: ജനകീയാസൂത്രണം 25 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത്‌ കുടുംബ ശ്രീ സംഗമം നടത്തി. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി വനജ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. അത്യുൽപ്പാദന ശേഷിയുള്ള വിവിധയിനം കാർഷിക വിളകൾ കുടുംബ ശ്രീ മുഖേന ഉൽപ്പാദിപ്പിക്കും. ഇതിന്റെ പൈലറ്റ്‌ പ്രൊജക്ടായി 400 കുടുംബ ശ്രീ വീടുകളിൽ ജൈവ പച്ചക്കറി കൃഷി നടത്തും. 22 ജെ എൽ ജി മുഖേന സംഘകൃഷിയും നടത്തും. കുടുംബശ്രീ ഔട്‌ലെറ്റുണ്ടാക്കി കുടുംബ ശ്രീ ഉൽപ്പന്നങ്ങൾക്ക്‌ പ്രത്യേക മാർക്കറ്റിംഗ്‌ സംവിധാനവും ഒരുക്കുന്നതാണ്. ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നവർക്ക്‌ നേരിയ പലിശ നിരക്കിൽ വായ്പയും സൗജന്യമായി പരിശീലനവും ഗ്രാമ പഞ്ചായത്ത്‌ ഒരുക്കുന്നതാണ്. പ്രത്യേക പദ്ധതി സംബന്ധിച്ച്‌ കോഴിക്കോട്‌ ജില്ലാ കുടുംബശ്രീ മിഷൻ കോ ഓഡിനേറ്റർ പി.സി കവിത ജൈവ പച്ചക്കറി കൃഷി വ്യാപനം പദ്ധതി സംബന്ധിച്ച്‌ നാദാപുരം കൃഷി ഓഫീസർ സജീറ ചാത്തോത്ത് എന്നിവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, തൂണേരി ബ്ലോക്ക്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ മാരായ റീന കിണമ്പറേമ്മൽ, സി കെ നാസർ, എം സി സുബൈർ, പി പി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കുടുംബശ്രീ സി ഡി എസ്‌ ചെയർ പേഴ്സൺ പി പി റീജ സ്വാഗതവും മെമ്പർ സെക്രടറി ടി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. സി.പി.ഐ എം നാദാപുരം ലോക്കൽ സമ്മേളനത്തിന് തുടക്കമായി നാദാപുരം: സി.പി.ഐ.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള നാദാപുരം ലോക്കൽ സമ്മേളനത്തിന് കുമ്മങ്കോട് ഹെൽത്ത് സെന്ററിൽ തുടക്കമായി. മുതിർന്ന കമ്മ്യൂണിസ്റ്റ് വി. കുമാരൻ പതാക ഉയർത്തി. സ്വാഗത ഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം ജില്ലാകമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.വി ഗോപാലൻ, ടി. അഭീഷ് ടി. ലീന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു കെ.ടി.കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.പി കുഞ്ഞികൃഷ്ണൻ പി.പി ചാത്തു, എ. മോഹൻദാസ് ,കെ.കെ ദിനേശൻ സി.എച് ബാലകൃഷ്ണൻ എരോത്ത് ഫൈസൽ, സി.എച് മോഹനൻ പി.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.വിനോദൻ രക്ത സാക്ഷി പ്രമേയവും പി.കെ പ്രദീപൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി. കണാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. തരിശുഭൂമി രഹിത പഞ്ചായത്ത്: നാദാപുരത്ത് 10 ഏക്കറിൽ പച്ചക്കറികൃഷിക്ക് പദ്ധതി നാദാപുരം: ഗ്രാമപഞ്ചായത്ത്‌ തരിശു രഹിത പഞ്ചായത്തായി മാറ്റാനുള്ള വിവിധ കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷക ഗ്രൂപ്പുകൾ മുഖേനയാണ് 10 ഏക്കറിൽ പച്ചക്കറി കൃഷി ചെയ്യുന്നത്. ഗ്രൂപ്പ്‌ ഫാമിംഗിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിത്തും വളവും കൂലിച്ചെലവും ഗ്രാമ പഞ്ചായത്ത്‌ നൽകും. ഗ്രൂപ്പ്‌ ലീഡർ മാർക്ക്‌ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമുള്ള പകുരിശീലനം ഇതിനകം നൽകി കഴിഞ്ഞു. വിത്തു വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.വി മുഹമ്മദലി നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ അധ്യക്ഷനായി. മെംബർമാരായ സുമയ്യ പാട്ടത്തിൽ, ആയിശ ഗഫൂർ, സി.ടി.കെ സമീറ, ജനീദ ഫിർദൗസ്, കൃഷി ഓഫിസർ സജീറ ചാത്തോത്ത് സംസാരിച്ചു. ലഹരി വസ്തുക്കൾ എത്തിച്ച് വിൽപ്പനയും വിതരണവും നടത്തുന്ന സംഘങ്ങൾ ഈ മേഖലയിൽ വ്യാപകമാവുകയാണ്. കുറ്റ്യാടി, തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നിരവധി പ്രദേശങ്ങളിൽ ഇത്തരം സംഘങ്ങൾ സജീവ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇവർക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാവണം. പ്രദേശത്തെ യുവജന വിദ്യാർത്ഥി സംഘടകളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മ ഉണ്ടാക്കാനും അധികൃതർ തയ്യാറാവണമെന്ന് പി. ഗവാസ് ആവശ്യപ്പെട്ടു. കെ.പി വിക്രാന്ത്, കെ. അതുൽ പി.അഭിനന്ദ്, നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥി തലമുറയിലാണ് രാജ്യത്തിന്റെ പ്രതീക്ഷ: മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം: ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്ന സർക്കാരുകൾക്കും സംഘടനകൾക്കും നേരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുകയാണ് പുതിയ കാലത്ത് വിദ്യാർത്ഥികൾ നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം എന്നും അങ്ങനെ ചോദ്യങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികളാണ് പുതിയ പ്രതീക്ഷ എന്നും മുസ്ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കേന്ദ്ര സർവകലാശാല വിദ്യാർത്ഥി സംഗമം അവേക്കനിംഗ് അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകനും ചന്ദ്രിക ഖത്തർ റെസിഡൻസ് എഡിറ്ററുമായ അഷ്‌റഫ്‌ തൂണേരി ഉദ്‌ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ പങ്കെടുത്ത് കൊണ്ട് ചെന്നൈ ഐ ഐ ടി ഗവേഷക സിമി സലീം, ഗവേഷകനും എഴുത്ത്കാരനുമായ ഷംസീർ കേളോത്ത് ,ജെ എൻ യു എം എസ് എഫ് നേതാവ് ഫവാസ് മാവൂർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ എം കെ സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ട്രഷറർ എ എഫ് റിയാസ് നന്ദി പറഞ്ഞു. ജില്ല സെക്രട്ടറി വി അബ്ദുൽ ജലീൽ, മണ്ഡലം ഭാരവാഹികളായ കെ എം ഹംസ, അബ്ദുല്ലകുട്ടി നിസാമി,ഒ മുനീർ, റഫീഖ് മാസ്റ്റർ കക്കംവെള്ളി, വി പി ഫൈസൽ എന്നിവർ സംസാരിച്ചു. നാദാപുരത്തു 100 കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും നാദാപുരം: യുവതലമുറയെ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ 18 വയസിനും 40 വയസിനും ഇടയിലുള്ള യുവതികളുടെ 100 ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കും. ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മെംബർമാർക്കും സി.ഡി.എസ്‌ അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ശില്പശാല പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന കിണമ്പ്രേമ്മൽ അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ നാസർ, എം.സി സുബൈർ, സി.ഡി.എസ് ചെയർപേഴ്സൺ പി. റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ വാർഡ് മെംബർ പി.പി ബാലകൃഷ്ണൻ സംസാരിച്ചു. കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ബീന ക്ലാസിന് നേതൃത്വം നൽകി. ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി.വൈ.എഫ്.ഐ നിലപാട് അപകടകരം: വി.പി ദുൽഖിഫിൽ നാദാപുരം: ജനപ്രതിനിധികളെ പോലും കയ്യേറ്റം ചെയ്യുന്ന ഡി. വൈ. എഫ് ഐ നിലപാട് അപകടകരമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക്‌ പോസ്റ്റുമായി ബന്ധപ്പെട്ട് തൊട്ടിൽപാലത്ത് വെച്ച് കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിദ്ധാർത് നരിക്കൂട്ടുംചാലിനെ കയ്യേറ്റം ചെയ്യുകയും റൂമിൽ പൂട്ടിയിടുകയും ചെയ്തതിൽ നടപടിയെടുക്കാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ചു തൊട്ടിൽ പാലം പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ വീണ്ടും അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കൂടെയായിട്ടുള്ള അഖില മര്യാട്ടിനെ വനിതയെന്ന പരിഗണന പോലും കാണിക്കാതെ ക്രൂരമായി മർദ്ധിക്കുകയാണ് ഉണ്ടായത്. കെ. എസ്. യൂ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിഷേക് തുണേരി,നിയോജക മണ്ഡലം സെക്രട്ടറി റോണി, ആഷിഖ്, അനാന്റോ,ജിതിൻ തുടങ്ങിയവരെയാണ് മർദ്ധിച്ചത് പോലിസ് അനുമതിയോട് കൂടെയാണ് അക്രമം അഴിച്ചു വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളെ സംസ്ഥാന യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഗൗരവകരമായാണ് കാണുന്നതെന്നും തെരുവ് ഗുണ്ടയുടെ നിലയിലേക്ക് പോലിസ് തരം തായരുതെന്നും ഇത്തരം വിഷയങ്ങളെ നിയമ പരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ഡി.വൈ.എസ്.പി ഓഫീസ് മാർച്ച് നടത്തി നാദാപുരം ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഗോൾഡ് പാലസ് ആക്ഷൻ കമ്മറ്റി നാദാപുരം ഡി വൈ എസ് പി ഓഫീസ് നടത്തി. വനിതകൾ ഉൾപ്പെടെയുള്ള നിക്ഷേപകർ പങ്കെടുത്തു. അഡ്വ മുസ്തഫ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജിറാസ് പേരാമ്പ്ര, ജനറൽ കൺവീനർ സുബൈർ കുറ്റിയാടി ,ഇ എ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മത്സ്യ ബൂത്ത് ഉടമ കക്കട്ടിൽ: സ്വർണ്ണ പണയ വായ്പാവശ്യാർത്ഥം ബേങ്കിലേക്കു പുറപ്പെട്ട അരൂർ സ്വദേശിനിയുടെ സ്വർണ്ണാഭരണവും പണവും തിരിച്ചുനൽകി മത്സ്യ ബൂത്ത് ഉടമ മാതൃകയായി. കക്കട്ടിലെ പി. എസ് മത്സ്യ ബൂത്ത് ഉടമ അനീഷാണ് 3 പവനും 6500 രൂപയും അടങ്ങുന്ന പെഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്. കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി വനിതാ ബാങ്ക് ജീവനക്കാരി മാതൃകയായി. നാദാപുരം: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി വനിതാ ബാങ്ക് ജീവനക്കാരി മാതൃകയായി. തൂണേരി പഞ്ചായത്ത്‌ വനിതാ സഹകരണ സംഘം ജീവനക്കാരി രമ്യ ബാബു കോവുമ്മൽ ആണ് നാദാപുരം ബസ്സ്റ്റാൻഡിന് പിറകുവശത്തുള്ള റോഡിൽ വച്ച് കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണാഭരണം ഉടമ കണ്ടോത്ത് മൂസ ഹാജി ക്ക് തിരിച്ചു നൽകിയത്. നാദാപുരം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ജസീർ ടി പി യുടെയും രജീഷ് വി കെ യുടെയും സാന്നിധ്യത്തിൽ തിരിച്ചു നൽകി. നൗഷാദിന് പേരാക്കൂൽ ജമാഅത്ത് കമ്മിറ്റി സ്നേഹാദരം നൽകി കർഷകർക്കെതിരെ അക്രമം: നാദാപുരത്ത് മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചു നാദാപുരം: കർഷർക്കെതിരെ നടക്കുന്ന ആക്രമണേത്തിൽ പ്രതിഷേധിച്ചു കർഷക സംഘം നേതൃത്വത്തിൽ നാദാപുരത്ത് നരേന്ദ്ര മോഡിയുടേയും, അമിത് ഷായുടേയും കോലം കത്തിച്ചു. സി എച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ ശിവദാസൻ എ കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നാദാപുരം: നാദാപുരം ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതിൽ എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. നവാഗതർക്ക് സ്വാഗതം നേർന്നു കൊണ്ട് കോളേജിന്റെ കവാടത്തിൽ സ്ഥാപിച്ച കൊടിയും തോരണങ്ങളുമാണ് ഇന്നലെ രാത്രി ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കോളേജിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള മനപൂർവമുള്ള ശ്രമമാണിതെന്ന് യോഗം കുറ്റപ്പെടുത്തി. ഇത്തരം കലാപശ്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും പോലീസ് നടപടി കാര്യക്ഷമമല്ലെങ്കിൽ വരും ദിവസങ്ങളിൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ പ്രതിഷേധ സമരങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ, ജനറൽ സെക്രട്ടറി ത്വയ്യിബ് കുമ്മങ്കോട് എന്നിവർ അറിയിച്ചു. ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്: ബ്രദേഴ്സ് വാണിമേലിന് മികച്ച നേട്ടം വാണിമേൽ: കഴിഞ്ഞ ദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ബ്രദേഴ്സ് വാണിമേലിന് മികച്ച വിജയം. കേഡറ്റ് വിഭാഗത്തിൽ മെർലിൻ ജോസഫ് സ്വർണ്ണ മെഡൽ നേടി സംസ്ഥാന മത്സരത്തിന് അർഹത നേടി.കേഡറ്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ശാമിൽ ഹുമൈദും സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഞ്ജലി പി, വെള്ളി മെഡൽ നേടിയ കൃഷ്ണ കീർത്തന എന്നിവരും തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിൽ കോഴിക്കോടിനെ പ്രതിനിധീകരിക്കും. ജില്ലാതലത്തിൽ മത്സരിച്ച സഫിയ തൻഹ, മുഹമ്മദ് ജാസിം, ഹാറൂൺ മുജ്തബ, മുഹമ്മദ് സിനാദ് ,മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാൽ, മുഹ്സിൻ, മുഹമ്മദ് നിഹിൽ ദാനിഷ്, മിദ്ലാജ് എന്നിവർ വെങ്കല മെഡൽ നേടി. റെഡ് ക്രോസ് സൊസൈറ്റി മാസ്ക് വിതരണം ചെയ്തു മഹല്ല് കമ്മിറ്റി തെരഞ്ഞെടുപ്പ്: വാർത്ത വ്യാജമെന്ന്; പോലീസിൽ പരാതി നൽകി വാണിമേൽ: ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ നൽകിയ വാർത്ത വ്യാജമാണെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇത് സംബന്ധിച്ച് വളയം പോലീസിൽ പരാതി നൽകി. 22-10-2021 ന് നടന്ന ഭാരവാഹി തെരഞ്ഞടുപ്പിൽ കമ്മിറ്റി അംഗങ്ങൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പോർവിളി നടത്തി എന്നാണ് ഓൺ ലൈൻ ചാനലിൽ വന്ന വാർത്ത. ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും പ്രതിഷേധാർഹവുമാണെന്നു മഹല്ല് കമ്മിറ്റി യോഗം വിലയിരുത്തി. ജനാധിപത്യ രീതിയിൽ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പ് മറ്റൊരു തലത്തിൽ റിപ്പോർട്ട് ചെയ്തത് മഹല്ല് കമ്മിറ്റിയെ അപകീർത്തിപ്പെടുത്തിയതായും യോഗം അഭിപ്രായപ്പെട്ടു. വർക്കിങ്ങ് പ്രസിഡണ്ട് സ്‌കൂൾ തുറക്കാനുള്ള മുന്നൊരുക്കം: നാദാപുരത്ത് ശിൽപശാല നടത്തി നാദാപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു നാദാപുരം ഗ്രാമ പഞ്ചായത്തില്‍ മുന്നൊരുക്കങ്ങൾ സജീവം. നാദാപുരം താലൂക്ക് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് 'കോവിഡും കുട്ടികളും' എന്ന വിഷയത്തിൽ ശിൽപശാല നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു സ്‌കൂൾ പ്രധാനാധ്യാപകന്മാർ മാനേജർമാർ , പി ടി എ പ്രസിഡന്റ്മാർ എന്നിവർക്കാണ് ശിൽപശാല നടത്തിയത് . ആശുപത്രി സൂപ്രണ്ട് ഡോക്ടർ ജമീല മുഖ്യ പ്രഭാഷണം നടത്തി ശിശു രോഗ വിഭാഗം തലവൻ ഡോക്ടർ ഹാരിസ് ക്ലസ്സെടുത്തു ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു പഞ്ചായത്ത് മെമ്പർമാരായ സി ടി കെ സമീറ നിഷ മനോജ് ,ജുനിയര് ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞമ്മദ് പ്രസംഗിച്ചു. ജാനകിക്കാട് പീഡനം; ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചു; പ്രതിഷേധ പ്രകടനത്തിന് നേരെയും ആക്രമണം. കുറ്റ്യാടി; ജാനകിക്കാട് പീഡനവുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനു മർദനം. സംഭവത്തിൽ പ്രതിഷേധിച്ചു തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മർച്ചിനും നേരെ ആക്രമണം. ജാനകിക്കാട് പീഡനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ക്കാർക്ക് പങ്കുള്ളതായി സൂചിപ്പിച്ചു കൊണ്ട് പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധാർഥ് കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ഡി വൈ എഫ് ഐ പ്രവർത്തകർ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സിദ്ധാർഥ് ജോലി ചെയ്യുന്ന തൊട്ടിൽ പാലത്തെ ബാങ്കിൽ കയറി ഇയാളെ വിളിച്ചിറക്കിയ ശേഷം തൊട്ടടുത്ത കടയുടെ അകത്തേക്ക് കൊണ്ട് പോയി ഷട്ടർ താഴ്ത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് വൈകീട്ട് ആറു മണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തുകയായിരുന്നു. സ്റ്റേഷൻ പരിസരത്ത് മാർച്ച് എത്തിയ ഉടനെയാണ് പോലീസുകാരുടെ മുന്നിൽ വെച്ച് മാർച്ചിന് നേരെ അക്രമം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹിയുമായ അഖില മര്യാട്ട്, മറ്റു ഭാരവാഹികളായ അഭിഷേക് ആഷിഫ് ആന്റണി റോണി മാത്യു എന്നിവരെ പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മർദനത്തിന് ഇരയായ സിദ്ധാർത്ഥിന് സാരമായ പരിക്കുണ്ട്. കടക്ക് മുകളിലെ അലുമിനിയം ചാനൽ തകർന്നുവീണു കടയുടമക്ക് പരിക്ക് വടകര ദേശീയപാതയിൽ കെട്ടിടത്തിന് മുകളിലുള്ള അലുമിനിയം ചാനൽ തകർന്നുവീണു കടയുടമക്ക് പരിക്ക്. വടകര ആശ ഹോസ്പിറ്റലിന് മുൻവശത്തുള്ള കൂൾബാർ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അലൂമിനിയം ചാനലാണ് ഗ്ലാസ്സുകളടക്കം താഴേക്ക് പതിച്ചത് .ഈ സമയത്ത് കടയിലുണ്ടായിരുന്ന കടയുടമ അജേഷിന് പരിക്കേറ്റു .ഇദ്ദേഹം വടകര ആശ ആശുപത്രിയിൽ ചികിത്സയിലാണ്. ബിൽഡിംഗ് കാലപ്പഴക്കം ആണ് ചാനലും ഗ്ലാസും തകരാൻ കാരണമായത് എന്ന് നാട്ടുകാർ പറയുന്നു. ഈ കെട്ടിടത്തിലെ മറ്റു കടകൾ നേരത്തെ ഒഴിഞ്ഞിരുന്നു. ഈ കൂൾബാർ മാത്രമാണ് ഇപ്പോൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് മോട്ടോർ തൊഴിലാളികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന് എസ്.ടി.യു നരിപ്പറ്റ: മോട്ടോർ തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് മോട്ടോർ തൊഴിലാളി യൂണിയൻ (എസ്.ടി.യു) കൺവെൻഷൻ ആവശ്യപ്പെട്ടു. ഇന്ധന വില വർധനയുടെ അമിതഭാരം ജനങ്ങളിൽ നിന്ന് ഒഴിവാക്കാൻ അയൽ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ സംസ്ഥാന സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്തിന്റെ അമൂല്യ സമ്പത്തായ പൊതുമേഖല സ്ഥാപനങ്ങൾ കോർപറേറ്റുകൾക്കായി കേന്ദ്ര സർക്കാർ വിറ്റു തുലയ്ക്കുകയാണ്. ഇന്ധന വില വർധനവിന്റെ സാഹചര്യത്തിൽ ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണമെന്നും പെട്രോൾ-ഡീസൽ ജി.എസ്. ടി യിൽ ഉൾപ്പെടുത്തണമെന്നും 15 വർഷ വാഹന നിരോധനം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്ലസ് വൺ പഠിക്കാൻ സീറ്റില്ല: വിദ്യാർത്ഥികൾ മാർക്ക് ഷീറ്റുകൾ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. ആയഞ്ചേരി: പ്രതിസന്ധികൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്തതിൽ പ്രതിഷേധം. പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത് എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് മാർക്ക് ഷീറ്റുകൾ കത്തിച്ചു പ്രതിഷേധിച്ചത്. ജില്ലാ ട്രെഷറർ റഷാദ് വി എം ഉദ്ഘാടനം ചെയ്തു. ഹസീബ് എം, റാസി മാങ്ങോട്, ഷംനാദ് കടമേരി, ജവാദ് മിടിയേരി, ഷർമിദ് കാമിച്ചേരി എന്നിവർ സംബന്ധിച്ചു. പ്രബോധനം നടത്തേണ്ടത് സുകൃതങ്ങൾ നിറഞ്ഞ ജീവിതം കൊണ്ട് ഹുസൈൻ മടവൂർ കല്ലാച്ചി: വഴി തെറ്റി നടക്കുന്നവനോടുള്ള സ്നേഹാധിക്ക്യത്താൽ അവനെ നേർവഴി യിലാക്കാനുള്ള കൊതിയും ചൊദനയുമാണ് പ്രബോധനം കൊണ്ട് സഫലമാകേണ്ടതെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ. നാദാപുരം മണ്ഡലം കെ.എൻ.എം കമ്മിറ്റിക്ക് വേണ്ടി സജ്ജമാക്കിയ ഓഫീസ് കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവഗ്രന്ഥിയായ മാനുഷിക പ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ടുള്ള പ്രബോധനമാണ് യഥാർത്ഥ ഇസ്ലാമിക പ്രബോധനമെന്നും അത് സ്നേഹത്തോടും സമാധാനത്തോടും കൂടി നടക്കേണ്ട പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. സി.കെ പോക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മുജാഹിദ് പ്രവർത്തക കൺവെൻഷൻ അജ്മൽ മദനി റിയാദ് ഉദ്ഘാടനം ചെയ്തു. അസ്ലം കളത്തിൽ, നസീർ ടി.പി പ്രസംഗിച്ചു. ഇസ്തിഖാർ മൗലവി സ്വാഗതവും തൈസീർ മുഹമ്മദ് സിറാജ് നന്ദിയും പറഞ്ഞു. നദാപുരം: വിദ്യാർത്ഥികളിൽ ഗവൺമെൻറ് തലങ്ങളിലെ ഒഴിവുകൾ പരിചയപ്പെടുത്തുന്നതിനും പരിശീലനം നടത്തുന്നതിനുംവേണ്ടി എസ് വൈ എസ് നാദാപുരം സോൺ സാംസ്കാരിക സമിതി കരിയർ ഓറിയൻ്റേഷൻ പോഗ്രാം കരിയർ സ്പാർക്ക് സംഘടിപ്പിച്ചു. നാദാപുരം ദാറുൽ ഹുദയിൽ നടന്ന പരിപാടി എസ്‌.വൈ.എസ് ജില്ലാ സെക്രട്ടറി സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു വെഫി ട്രെയിനർ അബ്ദുസ്സമദ് മാസ്റ്റർ യൂണിവേഴ്സിറ്റി ക്ലാസിന് നേതൃത്വംനൽകി നിസാർ ഫാളിലി താനക്കോട്ടൂർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, മുഹമ്മദ് മാസ്റ്റർ പേരോട്, അസൈനാർ മദനി പുതുക്കയം, റിയാസ് ടി കെ, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, അബ്ദുസ്സലാം കുമ്മോളി എന്നിവർ സംബന്ധിച്ചു. നദാപുരം: വിദ്യാർത്ഥികളിൽ ഗവൺമെൻറ് തലങ്ങളിലെ ഒഴിവുകൾ പരിചയപ്പെടുത്തുന്നതിനും പരിശീലനം നടത്തുന്നതിനുംവേണ്ടി എസ് വൈ എസ് നാദാപുരം സോൺ സാംസ്കാരിക സമിതി കരിയർ ഓറിയൻ്റേഷൻ പോഗ്രാം കരിയർ സ്പാർക്ക് സംഘടിപ്പിച്ചു. നാദാപുരം ദാറുൽ ഹുദയിൽ നടന്ന പരിപാടി എസ്‌.വൈ.എസ് ജില്ലാ സെക്രട്ടറി സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്തു വെഫി ട്രെയിനർ അബ്ദുസ്സമദ് മാസ്റ്റർ യൂണിവേഴ്സിറ്റി ക്ലാസിന് നേതൃത്വംനൽകി നിസാർ ഫാളിലി താനക്കോട്ടൂർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, മുഹമ്മദ് മാസ്റ്റർ പേരോട്, അസൈനാർ മദനി പുതുക്കയം, റിയാസ് ടി കെ, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, അബ്ദുസ്സലാം കുമ്മോളി എന്നിവർ സംബന്ധിച്ചു. ഇരിങ്ങണ്ണൂർ എസ്.കെ.എസ്.എസ്.എഫ് ഇരിങ്ങണ്ണൂർ ശാഖ യുടെ നേതൃത്വത്തിൽ നടത്തിയ നേതൃ ക്യാമ്പ് മേഖല ജനറൽ സെക്രട്ടറി ആസിഫ് മുഹമ്മദ് ഉൽഘാടനം ചെയ്തു റഷീദ് കൊടിയുറ ക്ലാസിനു നേതൃത്തം നൽകി കുഞ്ഞമ്മദ് ഹാജി മഠത്തിൽ മുഹമ്മദ് തറമ്മൽ അബൂബക്കർ ഹാജി കല്ലാലങ്കൽ, നൗഫൽ ഇവി തുടങ്ങിയവർ സംബന്ധിച്ചു മുഹമ്മദ് നാസിഫ് സ്വാഗതവും മുഹമ്മദ് റാഹിബ്‌ നന്ദിയും പറഞ്ഞു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിച്ച നൗഷാദിനെ ആദരിച്ചു ആയഞ്ചേരി: പൊന്മേരി പറമ്പിലെ പേരാക്കൂലിൽ കിണറ്റിൽ വീണ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ സാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നൗഷാദിനെ എസ് ഡി പി ഐ കല്ലേരി ബ്രാഞ്ച് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ നൗഷാദ് കെ.കെ, ഇസ്മായിൽ മെടിയേരി, റയീസ് വി.എം സംബന്ധിച്ചു. പേരാക്കൂലിലെ കളോളി പറമ്പത്ത് ഹാഷിം-നജ്മ ദമ്പതികളുടെ മകളാണ് വെള്ളിയാഴ്ച രാവിലെ കിണറ്റിൽ വീണത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ നൗഷാദ് ഉടൻ തന്നെ കിണറ്റിൽ ഇറങ്ങി വെള്ളത്തിൽ നിന്നും പൊക്കിയെടുത്ത ശേഷം കിണറ്റിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. കരയ്ക്ക് എത്തിച്ച കുട്ടിയെ ഉടൻ വില്ല്യാപ്പള്ളി എംജെ ആശ ഹോസ്പിറ്റലും തുടർന്ന് കോഴിക്കോട് ബേബി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. നൗഷാദിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്. പ്രാഥമിക ശുശ്രൂഷ നൽകുന്നതിൽ പരിശീലനം നേടിയ വ്യക്തിയാണ് നൗഷാദ്. ഇതിന് മുമ്പും ജോലി സ്ഥലത്ത് കുഴഞ്ഞു വീണ ആളെ കൃത്യസമയത്ത് സി പി ആർ നൽകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടാകുന്ന വ്യക്തിയാണ് നൗഷാദ്. നാദാപുരം: കേളു ഏട്ടൻ സ്മാരക 12ാമത് ബാലസംഘം അക്ഷരോത്സവത്തിന് വർണ്ണാഭമായ തുടക്കം. നാദാപുരം ഏരിയാതല ഉദ്ഘാടനം വരിക്കോളി വെസ്റ്റിൽ ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ടി. ദൃശ്യ അദ്ധ്യക്ഷത വഹിച്ചു. എം.കെ വിനീഷ് പി.കെ പ്രദീപൻ ,എം.എം നാണു, കെ.ജയേഷ്, ഷിബിൻ ലാൽ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട്കെ. ആര്യ സ്വാഗതവും, ദേവാംഗന നന്ദിയും പറഞ്ഞു. വാക്സിനേഷനിൽ ചരിത്രനേട്ടം; ആരോഗ്യ പ്രവർത്തകരെ ആദരിച്ചു നരിപ്പറ്റ: കോവിഡാനന്തര ലോകം നേരിടുന്നത് ഗുരുതര പ്രതിസന്ധികളാണെന്നും കുടുംബ ജീവിതത്തിലും വിദ്യാഭ്യസത്തിലും മതപരമായ ആചാര ക്രമത്തിലും പൊതുജീവിതത്തിലും അതിൻ്റെ പ്രത്യാഘാതങ്ങൾ പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അലി ശാക്കിർ മുണ്ടേരി പറഞ്ഞു. സമഗ്രം 02: മുസ്ലിം ലീഗ് പഠന സംഗമം നടത്തി നൂറ് ദിനം പൂർത്തിയാക്കി ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവ്വം പദ്ധതി ♦ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നാദാപുരം ജീവകാരുണ്യത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണ വിതണം ഹൃദയപൂർവ്വം പദ്ധതി നൂറ് ദിനങ്ങൾ പൂത്തിയായി. 2021 ജൂലൈ 15 നാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും സ്വന്തനമായി പ്രഭാത ഭക്ഷണം എത്തിച്ചു നല്കിന്ന പദ്ധതിക്ക് തുടക്കമായത്. ഡിവൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 217 യൂനിറ്റുകളിൽ നിന്നാണ് ആശുപത്രിയിൽ ഭക്ഷണമെത്തിക്കുന്നത്. ദിവസേന തെരഞ്ഞെടുക്കപ്പെടു യൂണിറ്റിലെ പ്രവർത്തകർ ആശുപത്രിയിൽ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി വടകര: എൽ വൈ ജെ ഡി സംസ്ഥാനതല ഓൺലൈൻ ക്വിസ്സ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമൻ്റോയും വിതരണം ചെയ്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ലോക്താന്ത്രിക്ക് യുവജനതാദൾ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം ക്വിസ് മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമൻ്റോയും വിതരണം ചെയ്തു സോഷ്യലിസ്റ്റ് നേതാക്കളായ എം പി വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ, പി ആർ കുറുപ്പ് സ്മാരക മൊമൻ്റോയും ക്യാഷ് അവാർഡും വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി സംസ്ഥാന പ്രസിഡൻ്റ് പി കെ പ്രവീൺ വിതരണം ചെയ്തു. മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി വിസ്മയ എസ് മണിയൂർ, അമൻ സി സാജു സെൻ്റ് തോമസ് എച്ച്.എസ്.എസ് നടവയൽ വയനാട്, ഗോകുൽ കൃഷ്ണ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ എന്നിവരാണ് വിജയികൾ. ക്വിസ് കോ-ഓഡിനേറ്റർ ഇ കെ സജിത്ത്കുമാർ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി എന്നിവർ സമ്മാനവിതരണത്തിൽ പങ്കെടുത്തു. ജാനകിക്കാട് പീഢനം: പോലീസ് നടപടി ശക്തമാക്കണം കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തത് കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്ന് കെ.എസ്.യു.കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ലഹരിയുടെ പിടിയിലമർന്ന യുവാക്കളാണ് ഇതിൻ്റെ പിന്നിലുള്ളത്. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉപയോഗവും, വിതരണവും പ്രദേശത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനറുതി വരുത്താനുള്ള ശക്തമായ നടപടി പോലീസ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണം. രാഹുൽ ചാലിൽ അധ്യക്ഷനായി കായക്കൊടി: പീഢനത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കരണ്ടോട് പ്രസ്ഥാവനയിൽ പറഞ്ഞു. മദ്യമാഫിയ ലോബികളുടെ സ്വാധീനം പ്രതികൾക്ക് ഉണ്ട്. സമൂഹത്തിൽ ഇത്തരം തിന്മകൾ ഉണ്ടാവുന്ന സാഹചര്യത്തിൽ നാട് വളരെ ജാഗ്രത പാലിക്കണം. പെൺകുട്ടികൾക്ക് നിർഭയമായി പുറത്തിറങ്ങാനുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ സർക്കാർ തയാറാവണം.പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണം കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടവും പ്രവേശന കവാടവും നാടിന് സമർപ്പിച്ചു. നാദാപുരം: കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് വേണ്ടി ഇ കെ വിജയൻ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 99 ലക്ഷം രൂപാ ചിലവിൽ നിർമ്മിച്ച പുതിയ കെട്ടിടവും പ്രവേശന കവാടവും നാടിനു സമർപ്പിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. ഓപ്പൺ സ്റ്റേജ് സ്പോൺസർ ചെയ്ത അയിഷാ മൊയ്തുവിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഇ എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ഗ്രാമ പഞ്ചായത്ത് അംഗമായ എ കെ ബിജിത്ത്, നിഷാ മനോജ്, പി ടി എ പ്രസിഡണ്ട് എ ദിലീപ്കുമാർ, പ്രധാനധ്യാപകൻ സുനിൽ കുമാർ പ്രസംഗിച്ചു. ചേലക്കാട് ഒമ്പതാം വാർഡ് വികസന സമിതി നാദാപുരം: കോവിഡ് കാലത്തെ സർഗ്ഗാത്മകമായി ഉപയോഗപ്പെടുത്തി കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന 'ടാലന്റ് സ്പെയർ നാളെ ചേലക്കാട് എം എൽ പി സ്കൂളിൽ നടക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദ്ലി പരിപാടി ഉദ്ഘാടനം ചെയ്യും.15 വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, കാലിഗ്രാഫി, ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ചേലക്കാട് ഒമ്പതാം വാർഡ് വികസന സമിതിയാണ് വ്യത്യസ്തമായ ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ കഴിവുള്ള ഇത്തരം വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് വാർഡ് മെമ്പർ എം സി സുബൈർ, വികസന സമിതി കൺവീനർ നിസാർ എടത്തിൽ എന്നിവർ പറഞ്ഞു. സി പി എം വാണിമേൽ ലോക്കൽ സമ്മേളനം സമാപിച്ചു; ടി പ്രദീപ് കുമാർ വീണ്ടും സെക്രട്ടറി വാണിമേൽ: സി പി എം ലോക്കൽ സെക്രട്ടറിയായി ടി പ്രദീപ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ വി പി ചാത്തു മാസ്റ്റർ ടി കണ്ണൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനമാണ് 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു. ഇ വി നാണു, പി സി അനിൽ കെ പി വസന്തകുമാരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി പ്രദീപ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുപമം വിമല വിദ്യാലയ പദ്ധതി ഉദ്ഘാടനം ചെയ്തു വാണിമേൽ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന അനുപമം വിമല വിദ്യാലയ പദ്ധതിയുടെ ഉദ്ഘാടനം വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സി.വി നജ്മ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ അധ്യക്ഷത വഹിച്ചു. മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ അനുമോദന പത്രം പ്രിൻസിപ്പൾ എൻ കെ മൂസ മാസ്റ്റർ, ഹെഡ്മാസ്റ്റർ സി.കെ മൊയ്തു മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. വാർഡ് അംഗം വി കെ മൂസ സ്കൂൾ കമ്മിറ്റി ഭാരവാഹികളായ വി.കെ കുഞ്ഞാലി മാസ്റ്റർ, കുണ്ടിൽ അമ്മദ് ഹാജി, തയ്യുള്ളതിൽ ആലിഹസ്സൻ,പി.ടി എ പ്രസി ഡന്റ് കല്ലിൽ മൊയ്തു, സി.വി മൊയ്തീൻ ഹാജി, എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയുറ എന്നിവർ സംസാരിച്ചു. സ്കൂളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെ കുറിച്ചും സ്കൂൾ തുറക്കുന്നതിൻ്റെ മുന്നൊരുക്കങ്ങളും ഹെഡ്മാസ്റ്റർ സി.കെ മൊയ്തു വിശദീകരിച്ചു. പ്രിൻസിപ്പൾ എൻ കെ മൂസ സ്വാഗതവും സുരക്ഷ ഓഫീസർ കെ.കെ മൊയ്തു നന്ദിയും പറഞ്ഞു. കല്ലാച്ചി ഗവൺമെന്റ് സ്കൂൾ പുതിയ ബ്ലോക്കിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി സി.വി.എം. നജ്മ രജീന്ദൻ കപ്പള്ളി, എ. ദിലീപ് കുമാർ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്നത്തിന്റെ ഭാഗമായി അനുവദിച്ച 3 കോടിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. അച്ചാച്ചൻ്റെ ഓർമദിനത്തിൽ കൊച്ചു മക്കൾ രക്തദാനം നടത്തി സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ സമ്മേളനം സമാപിച്ചു; പ്രതിഭകൾക്ക് അനുമോദനം നാദാപുരത്ത് നാട്ടുകാർ തടഞ്ഞ ഓവുചാൽ നവീകരണം പുനരാരംഭിച്ചു നാദാപുരം: കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞ നാദാപുരം മുട്ടുങ്ങൽ റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നവീകരണം പുനരാരംഭിച്ചു. നേരത്തെ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രകാരമുള്ള വീതി കൂട്ടാതെ നിലവിലുള്ളത് നവീകരിക്കുന്നത് നാട്ടുകാർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. റോഡ് നവീകരണത്തിന് ഭാഗമായി ഓവുചാൽ വീതികൂട്ടി നവീകരിക്കാൻ നേരത്തെ പദ്ധതി വകയിരുത്തിയിരുന്നു. എന്നാൽ വീതി കൂട്ടാതെ നിലവിലുള്ള ഓവുചാൽ അതേപടി അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി കരാറുകാർ എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. സി.എച്ച് മോഹനൻ, വി.കെ സലീം, കെ.ജി അസീസ് കെ.ടി.കെ അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പണി തടഞ്ഞു ജോലിക്കാരെയും ഉദ്യോഗസ്ഥരെയും മടക്കി അയച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നിലവിലുള്ള ഓവുചാൽ നവീകരിക്കാൻ എത്തിയതെന്ന് കോൺട്രാക്ട് ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. തുടർന്ന് നിലവിൽ അടിയന്തിരമായി ചെയ്യേണ്ട ശുചീകരണം മാത്രമാണ് ചെയ്യുന്നതെന്നും റോഡ് പണിയുടെ പദ്ധതിയിൽ പെടുത്തിയ പ്രകാരം തന്നെ വീതി കൂട്ടി ഓവുചാൽ പിന്നീട് നവീകരിക്കുമെന്നും കരാറുകാരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ വീണ്ടും പണി തുടരുകയായിരുന്നു. പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: പിടിയിലായ യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ്യാടി: പ്രണയം നടിച്ച് 17 വയസ്സുള്ള പെൺകുട്ടി യെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്ത നാല് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജ് 24, പാറചാലിൽ ഷിബു 32 കായക്കൊടി പാറോളി അക്ഷയ് 22 എന്നിവരാണ് അറസ്റ്റിലായത് . ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് പെൺകുട്ടിയെ ജാനകി കാട്ടിൽ കൊണ്ടുപോയി കൂട്ടമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടി യുടെ പരാതി പ്രകാരം നാലു പ്രതികളെയും പൊലീസ് കസ്റ്റഡിയി ലെടുക്കുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഫുട്ട്പാത്ത് കയ്യേറ്റം, മാലിന്യ നിക്ഷേപം: നാദാപുരത്ത് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി നാദാപുരം: ഗ്രാമ പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി. നാദാപുരം, കല്ലാച്ചി ടൗണുകളിൽ ഫുട്പാത്ത് കയ്യേറി കച്ചവടം നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് കല്ലാച്ചി മാർക്കറ്റ് റോഡിലെ മദീന സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിന് 2000 രൂപ പിഴ ചുമത്തി .നാദാപുരം ടൗണിൽ കച്ചവട സാമഗ്രികൾ ഫുട്പാത്തിൽ വച്ചതിന് 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പലതവണ പഞ്ചായത്ത് നിർദേശം നൽകിയിട്ടും ഇത് അവഗ ണിച്ചു കൊണ്ട് കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിലും സഞ്ചാരം തടസ്സപ്പെടുന്ന വിധത്തിലും ഫുട്പാത്ത് കയ്യേറി കച്ചവട സാമഗ്രികൾ വയ്ക്കുന്നത് തുടർന്നതിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയിട്ടും നീക്കം ചെയ്യാത്ത സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ വരും ദിവസങ്ങളിൽ പോലീസ് സഹായത്തോടെ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്യും .പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു വിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി .വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപന ങ്ങൾക്കെതിരെയും മാലിന്യ സംസ്‌ക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും ഫുട്പാത്തും പൊതു സ്ഥലവും കയ്യേറി കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി പ്രേമാനന്ദൻ അറിയിച്ചു . വിദ്യാർത്ഥികൾ വിവിധ ഭാഷകൾ പഠിക്കണം കെ മുരളീധരൻ എം.പി നാദാപുരം: വിവിധ ഭാഷകൾ നന്നായി അഭ്യസിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിച്ചതിൻ്റെ പ്രഖ്യാപനവും ഗാന്ധിദർശൻ ക്ലബ്ബ് അക്ബർ കക്കട്ടിലിൻ്റെ ഓർമയ്ക്കായ് പ്രസിദ്ധീകരിക്കുന്ന അക്ബർ ഓർമകഥാ സമാഹാരത്തിൻ്റെ പ്രകാശന കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകൾക്ക് മതമില്ല എന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.വിജിലേഷ് അദ്ധ്യക്ഷനായിരുന്നു. കെ.കെ അശോകൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. പി.ടി എ പ്രസിഡൻ്റ് സി.പി ശശീന്ദ്രൻ കെ.മുരളീധരൻ എം .പി ക്കുള്ള ഉപഹാരം സമർപ്പിച്ചു. കഥാകൃത്ത് നാസർ കക്കട്ടിൽ പുസ്തകം പരിചയപ്പെടുത്തി. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ. കെ.റിൻസി ടി.കെ.സജീവൻ മാസ്റ്റർ, കെ.എസ് .ചന്ദ്രശേഖരൻ ,രാധാകൃഷ്ണൻ ആയഞ്ചേരി തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോക്ടറേറ്റ് നേടിയ വിവേകിനെയും ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു കക്കട്ടിൽ: വട്ടോളി സംസ്കൃതം ഹൈസ്കൂൾ സ്റ്റാഫ് കൗൺസിൽ ചേലക്കാട് സീ വോക് പാലിയേറ്റീവിന്റെ സഹകരണത്തോടെ ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. സീവോക് കൺവീനറും നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ പി.ടി. എ പ്രസിഡന്റ് സി.പി.ശശീന്ദ്രൻ, സംബന്ധിച്ചു. ഹർഷ, മുഹമ്മദ് തമീം പി.പി, റിസ് വാൻ അലി എം.സി. നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി സി.പി. മിനിമോൾ സ്വാഗതവും നിസാർ എടത്തിൽ നന്ദിയും പറഞ്ഞു. വാണിമേൽ: പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയുകൾ നൽകി യുവസംരംഭകൻ. തൂണേരി: ഗ്രാമപഞ്ചായത്ത് റീ ടാറിങ് നടത്തിയ കുന്നത്ത് പാറമുക്ക് റോഡ് പ്രസിഡണ്ട് പി ഷാഹിന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിഷ കുഞ്ഞിപുരയിൽ അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ നജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. വാർഡ്‌ മെമ്പർ റംഷിദ് ചേരനാണ്ടിക്ക് സ്നേഹാദരം നബിദിനാഘോഷത്തിന് സമ്മാനപ്പൊതി വാങ്ങാൻ പോയ മുനവ്വറിൻ്റെ ദാരുണാന്ത്യം വിശ്വസിക്കാനാവാതെ നാട്ടുകാർ. കക്കട്ടിൽ: ഇന്ന് രാവിലെ മുതൽ അരൂർ മദ്രസയിൽ നടന്ന നബി ദിനാഘോഷ പരിപാടിയിൽ സജീവസാന്നിധ്യമായിരുന്ന ഹയർസെക്കൻഡറി വിദ്യാർഥിയുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ. മദ്രസയിൽ കലാ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വാങ്ങാൻ തീക്കുനി ടൗണിൽ പോയി തിരിച്ചു വരുന്നതിനിടെ യാണ് ചന്തം മുക്ക് പൂരംഗലത്ത് ഇബ്രാഹിംമിൻ്റെ മകൻ മുനവ്വർ 18 ദാരുണമായി മരണപ്പെട്ടത്. അരൂർ ഭാഗത്ത് നിന്ന് വന്ന കാർ മുനവ്വറും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരിന്നു. ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മുനവ്വറിനെ ഇടിച്ചതിന് ശേഷം കാർ മറ്റൊരു ബൈക്കിലും ഇടിച്ചതായി നാട്ടുകാർ പറയുന്നു. ഉമ്മ കല്ലാച്ചിയിലെ പാലക്കോട്ട് തയ്യുള്ളതിൽ നസീമയുടെ വേർപാടിൻ്റെ വേദന മാറുന്നതിന് മുൻപ് മുനവർ മോനും യാത്രയായത് കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായി. മുനവ്വറിൻ്റെ മയ്യത്ത് പോസ്റ്റ് മോർട്ടത്തിന് ശേഷം കാരക്കുന്ന് പള്ളിയിൽ ഖബറടക്കും. സഹോദരൻ ഇജാസ് (ദുബൈ ) ഓർമ ശക്തിയിൽ വിസ്മയം തീർത്ത് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി ശ്രീഹാൻ ദേവ് നാദാപുരം ജാമിഅ ഹാശിമിയ്യയിൽ ജശ്നെ മീലാദ് സംഗമം സംഘടിപ്പിച്ചു ഉമ്മാക്ക്‌ പിന്നാലെ മുനവ്വറും യാത്രയായത് നാടിനെ ദുഃഖത്തിലാഴ്ത്തി നാദാപുരം: കഴിഞ്ഞ ജനുവരിയിൽ ആകസ്മികമായി മരണപ്പെട്ട ചീറോത്ത് മുക്കിലെ തയ്യുള്ളതിൽ നസീമ (തീക്കുനി) പിരിഞ്ഞു പോയ സങ്കടത്തിൽ നിന്ന് കരകയറുന്നതിനു മുമ്പ് തന്റെ ഇളയ മകനായ 17കാരൻ മുനവ്വറും അപകടത്തിൽ മരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി. തീക്കുനി കുറ്റ്യാടി റോഡില്‍ സുസുക്കി സ്കൂട്ടറും കാറും കൂട്ടിയിടിച്ചു ഇന്ന് ഉച്ചയോടെ ആയിരുന്നു മുനവ്വർ മരണപ്പെട്ടത്. അപകടം നടന്നയുടനെ ആയഞ്ചേരി ആസ്പയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതുദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അരൂർ ഭാഗത്ത് വരുന്ന കാർ തീക്കുനി ഭാഗത്ത് നിന്നും അരൂർ മദ്രസിയിലേക്ക് നബിദിന സമ്മാനത്തിൻ്റെ പൊതിയുമായി വരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരിന്നു. സംഭവം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മുനവ്വറിനെ ഇടിച്ചതിന് ശേഷം കാർ മറ്റൊരു ബൈക്കിൽ ഇടിക്കുകയും ചെയ്തിട്ടുണ്ട്. മുനവ്വറിൻ്റെ മയ്യത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കാരക്കുന്ന് പള്ളിയിൽ ഖബറടക്കും. നാദാപുരത്ത് പൊതുമരാമത്ത് വകുപ്പിൻറെ ഓവുചാൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു നാദാപുരം: നാദാപുരം മുട്ടുങ്ങൽ റോഡിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നിർമ്മാണം നാട്ടുകാർ തടഞ്ഞു. റോഡ് നവീകരണത്തിന് ഭാഗമായി ഓവുചാൽ വീതികൂട്ടി നവീകരിക്കാൻ നേരത്തെ പദ്ധതി വകയിരുത്തിയിരുന്നു. എന്നാൽ വീതി കൂട്ടാതെ നിലവിലുള്ള ഓവുചാൽ അതേപടി അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി കരാറുകാർ എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. ഓവുചാൽ വീതികൂട്ടി നവീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സി എച്ച് മോഹനൻ, വി കെ സലീം, കെജി അസീസ് കെ ടി കെ അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് ആണ് നാട്ടുകാർ പണി തടഞ്ഞു ജോലിക്കാരെയും ഉദ്യോഗസ്ഥരെയും മടക്കി അയച്ചത്. അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നിലവിലുള്ള ഓവുചാൽ നവീകരിക്കാൻ എത്തിയതെന്ന് കോൺട്രാക്ട് ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. മകനെക്കുറിച്ച് എഴുതി തുടങ്ങി; ഇംഗ്ലീഷ് കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയയായി ലാമിയ നാദാപുരം: മകന്റെ ജന്മദിനത്തിൽ അവനെക്കുറിച്ച് കൺവെർഷൻ എന്ന പേരിലാണ് ലാമിയ എന്ന നാട്ടിൻപുറത്തുകാരി ആദ്യമായി കവിത എഴുതിയത്. തുടർന്ന് എഴുതിയ 52 രചനകൾ കൂട്ടിച്ചേർത്ത "ഇൻ സേർച്ച് ഓഫ് വേർഡ്‌സ്" എന്ന പേരിലുള്ള കവിതാ സമാഹാരം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. കുറുവന്തേരിയിലെ തയ്യുള്ളതിൽ അബ്ദുല്ലയുടെ ഭാര്യയും ഇരിങ്ങണ്ണൂരിലെ എടക്കുടി ലത്തീഫിന്റെ മകളുമായ ലാമിയ ലത്തീഫിന്റെ കവിതാ സമാഹാരം ബംഗളൂരുവിലെ റൈറ്റ് ഓർഡർ കമ്പനിയാണ് പ്രസിദ്ധീകരിച്ചത്. അടുത്ത മാസം പത്തിന് ഔദ്യോഗിക ലോഞ്ചിങ് നടക്കും. പത്തു ദിവസത്തിനകം ഇ ബുക്ക് ലഭ്യമാകും. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വിതരണ ഏജൻസിയയായ ആമസോണാണ്‌ വിപണിയിൽ എത്തിക്കുന്നത്. മടപ്പള്ളി കോളജിലെ ഇംഗ്ലീഷ് അധ്യാപകൻ കെ.വി സജയാണ് അവതാരിക എഴുതിയത്. മൂന്നര വയസുള്ള തന്റെ മകൻ ആയിദ് അബ്ദുല്ലയുടെ പിറന്നാൾ ദിനത്തിൽ ആദ്യമായി കവിത ആലപിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ നിറഞ്ഞ പ്രോത്സാഹനമാണ് കൂടുതൽ കവിതകൾ എഴുതാൻ കാരണമായതെന്ന് ലാമിയ പറയുന്നു. പിന്നീട് പനിനീർ പൂവുകളെ കുറിച്ചെഴുതിയ 'റോസ്സ്' എന്ന കവിത പിതാവിന്റെ സുഹൃത്തു വത്സരാജ് കുയിമ്പിൽ മനോഹരമായി ആലപിച്ചിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ലാമിയ ശ്രദ്ധ നേടുകയായിരുന്നു. തുടർന്ന് പ്രകൃതി, വിരഹം, ഫെമിനിസം, പ്രണയം തുടങ്ങിയവ കവിതകൾക്ക് വിഷയങ്ങളായി. കവിതകളുടെ സാഹിത്യ ഭംഗിയും ശൈലിയുമെല്ലാം ഏറെ ആകർഷകമായതാണ് പ്രസാധകരെ സ്വാധീനിച്ചത് എട്ടാം ക്ലാസ് വിദ്യാർഥിനിയായ സഹോദരി മൻഹയാണ് വിവിധ കവിതകൾക്ക് ആർട്ട് ലൈൻ വരച്ചത്. 2017 ൽ മടപ്പള്ളി ഗവ. കോളജിൽ നിന്ന് ബി.എ ഇംഗ്ളീഷ് പാസായ ലാമിയ ഇപ്പോൾ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റൻസായി പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുകയാണ്. ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവും ഭർതൃ വീട്ടുകാരും സ്വന്തം വീട്ടുകാരുമെല്ലാം നൽകുന്ന നിറഞ്ഞ പിന്തുണയാണ് ലാമിയക്ക് കരുത്ത് പകരുന്നത്. ലൈലയാണ് മാതാവ്. വിദ്യാർഥികളായ നസീഫ്, ഹാസിൽ, മൻഹ എന്നിവർ സഹോദരങ്ങളാണ്. കേരളത്തിലെ പ്രളയ ദുരന്തം: കുവൈത്ത് അമീർ അനുശോചിച്ചു കുവൈത്ത് സിറ്റി: കേരളത്തിലെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവവരുടെ അകാല വേർപാടിൽ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹ്‌മദ്‌ അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും,അപകടം സംഭവിച്ചവർക്ക് എത്രയും വേഗം സുഖ പ്രാപ്തി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നതായും കുവൈത്ത് അമീർ രാഷ്‌ട്രപതി രാംനാഥ് ഗോവിന്ഥിന് അയച്ച സന്ദേശത്തിൽ പറഞ്ഞു. കിരീടവകാശി ഷെയ്ഖ് മിഷാല്‍ അഹ്‌മദ്‌ അൽ സബാഹും, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാഹും അനുശോചനം അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കൽ: നാദാപുരം മണ്ഡലത്തിൽ വിപുലമായ ഒരുക്കം നാദാപുരം: അടുത്ത മാസം ഒന്നിന് സ്‌കൂളുകൾ തുറക്കാനിരിക്കെ നാദാപുരം നിയോജക മണ്ഡലത്തിൽ വിപുലമായ ഒരുക്കങ്ങൾ. സ്കൂൾ തലത്തിൽ പി ടി എ വാർഡ്‌ അംഗങ്ങൾ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗങ്ങൾ ചേരും. കുടിവെള്ളത്തിന്റെ ഗുണ പരിശോധന ഗ്രാമ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നടക്കും. സ്കൂളിലേക്ക്‌ ആവശ്യമായ സനിറ്റൈസർ മാസ്ക്‌ എന്നിവ ഉറപ്പ്‌ വരുത്തും. ഒരുക്ലാസ്സിലെ കുട്ടികളെ പകുതിയായി രണ്ട് ബാച്ചായി തിരിച്ച്‌ തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ അടുത്ത ബാച്ചുമായി ക്‌ളാസിലിരുത്തും. 1000 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെങ്കിൽ 25 ശതമാനം വിദ്യാർത്ഥികളെ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളൂ. രണ്ടാഴ്ചക്ക്‌ ശേഷം സാഹചര്യം വിലയിരുത്തും. വാണിമേൽ പഞ്ചായത്ത് ചെയർമാൻ കെ ചന്ദ്രബാബു വടകര ഡി ഇ ഒ സി കെ വാസു, തൂണേരി ബി പി സി പി പി മനോജ്, കുന്നുമ്മൽ ബി പി സി: എ ഇ ഒ മാരായ വിനയ രാജ്, പ്രധാനാധ്യാപക പ്രതിനിധികളായ കെ കെ ഉസ്മാൻ, എ റഹീം, ദിനേശ് മണി, താലൂക്ക് ആസ്പത്രി സൂപ്രണ്ട്മാരായ ഡോ. എം ജമീല, അനുപ്, എസ് ഐ പ്രശാന്ത്, മോട്ടോർ വാഹന വകുപ്പ് ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു. കല്ലാച്ചിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ നാദാപുരം: രേഖകളില്ലാത്ത പണവുമായി നാദാപുരത്ത് യുവാവ് അറസ്റ്റിൽ. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ സ്വദേശി പുളിക്കൂൽ ആഷിക്കിനെ യാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആറു ലക്ഷത്തി ഇരുപതിനായിരം രൂപ പിടിച്ചെടുത്തു. കുഴൽ പണ വിതരണക്കാരനാണ് ഇയാളെന്ന് കരുതുന്നു. കല്ലാച്ചി വാണിയൂർ റോഡിൽ വെച്ച് എസ് ഐ; വിമൽ ചന്ദ്രനും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കനത്ത മഴ: കല്ലാച്ചിയിൽ റോഡ് പുഴയായി: വ്യാപാരികൾ ആശങ്കയിൽ നാദാപുരം: കനത്ത മഴ തുടരുന്നതിനിടെ കല്ലാച്ചി അങ്ങാടിയിൽ റോഡ് വെള്ളത്തി നടിയിൽ. കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയിൽ കല്ലാച്ചി മൽസ്യ മാർക്കറ്റ് പരിസരത്താണ് റോഡ് പുഴയായി മാറിയത്. മഴക്കാലത്ത് ഇവിടെ വെള്ളം കയറുന്നത് പതിവാണ്. അത് കൊണ്ട് തന്നെ ഗ്രാമ പഞ്ചായത്ത് വെള്ളക്കെട്ട് തടയാനായി പുതിയ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിന്റെ പ്രവർത്തി തുടങ്ങാനിരിക്കെ കനത്ത മഴ പെയ്തതോടെയാണ് റോഡ് വെള്ളത്തിൽ മുങ്ങിയത്. സമീപത്തെ കടകളിലും വെള്ളം കയറി. നേരത്തെ ഇവിടെ നിരവധി വ്യാപാര സ്ഥാപന ങ്ങൾക്ക് നഷ്ടം സംഭവിച്ചിരുന്നു. മഴ തുടർന്നാൽ എന്താകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. കുട്ടികൾ സ്‌കൂളിലേക്ക്: വിപുലമായ ഒരുക്കങ്ങളുമായി നാദാപുരം ഗ്രാമപഞ്ചായത്ത് നാദാപുരം: നാദാപുരം പഞ്ചായത്തിലെ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങൾ തുടങ്ങി. സ്കൂൾ തലത്തിൽ പി ടി എ വാർഡ്‌ അംഗങ്ങൾ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ എന്നിവരുടെയോഗങ്ങൾ ചേരും. കുടിവെള്ളത്തിന്റെ ഗുണ പരിശോധന ഒക്ടോബർ 20 21 തിയ്യതികളിലായി ഗ്രാമ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നടക്കും.സ്കൂളിലേക്ക്‌ ആവശ്യമായ സനിറ്റൈസർ മാസ്ക്‌ എന്നിവ ഉറപ്പ്‌ വരുത്തും. ഒരുക്ലാസ്സിലെ കുട്ടികളെ പകുതിയായി രണ്ട് ബാച്ചായി തിരിച്ച്‌ തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ അടുത്ത ബാച്ചുമായാണ് ക്ലാസ്സിലിരുത്തുന്നത്‌. 1000 ൽ കൂടുതൽ വിദ്യാർത്ഥികളുണ്ടെങ്കിൽ 25 ശതമാനം വിദ്യാർത്ഥികളെ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളൂ. രണ്ടാഴ്ചക്ക്‌ ശേഷം സാഹചര്യം വിലയിരുത്തുന്നതാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സ്ഥിരം സമിതി ചെയർ മാന്മാരായ സി കെ നാസർ, റീന കിണമ്പറേമ്മൽ, സുബൈർ ചേലക്കാട്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, തൂണേരി ബി പി സി പി പി മനോജ്, പ്രധാനാധ്യാപകർ എന്നിവർ യോഗത്തിൽ സംസാരിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായം: കാലതാമസം ഒഴിവാക്കണമെന്ന് എസ്.ടി.യു നാദാപുരം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായത്തിൻ്റെ കാലതാമസം ഒഴിവാക്കണമെന്ന് നാദാപുരം മണ്ഡലം നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) കൗൺസിൽ സംഗമം സർക്കാറിനോട് ആവിശ്യപ്പെട്ടു. കോഴിക്കോട് ജില്ല വൈ. പ്രസിഡണ്ട് അഡ്വ. മുസ്തഫ കുന്നുമ്മൽ യോഗം ഉദ്ഘാടനം ചെയ്തു. നടുക്കണ്ടി മൊയ്തു അധ്യക്ഷത വഹിച്ചു. റഫീഖ് കൊടക്കൽ, ജാഫർ തുണ്ടിയിൽ, അബ്ദുല്ല കുട്ടി കെ സി, മൊയ്തു പി പി, അബൂബക്കർ സി, അസീസ് മൂർച്ചാണ്ടി, അസ്ഹർ ടി പി ചെറുമോത്ത്, ഇസ്മായീൽ കുനിയിൽ, അൻസാർ, ബഷീർ, ഹമീദ് സംസാരിച്ചു. ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലോക ഭക്ഷ്യദിനാചരണം നടത്തി നാദാപുരം വിശപ്പുരഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണ രീതികൾ' എന്ന സന്ദേശം മുൻനിർത്തി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലോക ഭക്ഷ്യദിനം ആചരിച്ചു. വാർഡ് മെംബർ അബ്ബാസ് കണെക്കൽ ഉദ്‌ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ഷിംന ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ഡോ. ടി.പി സലാവുദ്ധീൻ, ഡോ. പി.എം മൻസൂർ, ഡോ. എം.കെ ഗീത, ഡോ. വിപിൻ തോമസ്, ഡോ. പദ്മരാജ് രാജാറാം, ഡോ. ജയഫർ കാനാറത്ത്, ഡോ. ബാസിത്, ഡോ. ടോം ജോസ്, ജനറൽ മാനേജർ ടി. നദീർ, അസിസ്റ്റന്റ് മാനേജർ സിറോഷ് എന്നിവർ സംസാരിച്ചു. കക്കട്ട് കൈവേലി റോഡിൽ വാഹനാപകടം; മുള്ളമ്പത്ത് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക് കക്കട്ടിൽ: കക്കട്ട് കൈവേലി റോഡിൽ സി.പി മുക്ക് ജുമാമസ്ജിദിന് സമീപം മോട്ടോർ ബൈക്കും സ്‌കൂട്ടറും കൂട്ടയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുള്ളമ്പത്ത് ആനപ്പൊയിൽ സ്വദേശിയായ പാറേമ്മൽ ജെനിഷിന്റെ മകൻ അമിത്ത് ജെറി, സഹോദരി ജാൻവി ജെറീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ യുവാവിനെയും തലക്ക് പരിക്കേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. യൂത്ത് ലീഗ് അകം പൊരുൾ ക്യാമ്പയിൻ നടത്തി ചേലക്കാട്ടെ സീവോക്ക് പാലിയേറ്റീവ് കാൻസർ സെൻ്ററിൽ രക്തദാനം നടത്തി നാദാപുരം: ചേലക്കാട് സീവോക്ക് പാലിയേറ്റീവ് രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി മലബാർ കാൻസർ സെന്ററിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ബി ഡി കെ വടകരയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ടി കെ മുസ്തഫ തങ്ങൾ ഉദ്ഘാടനം ചെയ്തു, ചെയർമാൻ റഷീദ് കോട്ടയിൽ അധ്യക്ഷം വഹിച്ചു. എം സി സുബൈർ, നിസാർ എടത്തിൽ, സുഹൈൽ പി. കെ, അബ്ദുള്ള കോമത്ത്,ജുബൈർ സി കെ അജ്മൽ പി, സലീം എ ടി, അജ്മൽ വി വി, ഹാഷിർ ടി, മുനീബ് പി, ബി.ഡി.കെ ഭാരവാഹികളായ വത്സരാജ് മണലാട്ട്, ഹസ്സൻ തോടന്നൂർ എന്നിവർ നേതൃത്വം നൽകി.ബി.ഡി.കെ വടകര താലൂക്ക് വൈസ് പ്രസിഡണ്ട് വത്സരാജ് മണലാട്ട് രക്ത ദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകി.എം.സി സുബൈർ ഏറ്റുവാങ്ങി കഴിഞ്ഞ രണ്ട് വർഷമായി പാലിയേറ്റീവ് പ്രവർത്തന രംഗത്ത് പ്രവർത്തിച്ചു വരുന്ന സീവോക്, വിവിധ ചികിത്സാ ഉപകരണങ്ങളുടെ വിതരണം, ഹോം കെയർ, ജീവിത രോഗ പരിശോധന കേമ്പുകൾ എന്നിവയാണ് പ്രധാനമായും നടത്തി വരുന്നത്. കുളത്തിൽ വീണ രണ്ടു വയസുകാരന്റെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ച് പയന്തോങ്ങ് നാദാപുരം: കേവലം രണ്ട് വയസ് മാത്രം പ്രായമുള്ള പിഞ്ചോമനയുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പയന്തോങ്ങുകാർ. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി വന്ന അധ്യാപിക ജിഷ അഗസ്റ്റിന്റെ മകൻ ജിയാൻ രാവിലെ 11 മുതൽ കുട്ടിയെ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇവർ താമസിക്കുന്ന പയന്തോങ്ങ് ജുമാമസ്ജിദിന് മുൻവശത്തെ പുത്തൻവീട്ടിൽ കോട്ടേഴ്സിന് സമീപത്തെ കുളത്തിൽ മീനുകളെ കാണാൻ പോകാറുണ്ടായിരുന്നു ജിയാൻ. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിൽ കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയന്തോങ്ങിൽ കുളത്തിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു നാദാപുരം: കല്ലാച്ചിക്കടുത്ത പയന്തോങ്ങിൽ രണ്ടു വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് സ്ഥലം മാറി വന്ന അധ്യാപിക യുടെ മകൻ ജിയാൻ സുജിത്താണ് മരണപ്പെട്ടത്. ഇവർ താമസിക്കുന്ന പയന്തോങ്ങിലെ ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കുളത്തിൽ കുട്ടിയെ കണ്ടത്. ഈ സമയത്ത് കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു കുഞ്ഞമ്മദ് ഹാജിക്ക് നാടിൻ്റെ യാത്രാ മൊഴി: വിടപറഞ്ഞത് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകം വാണിമേൽ: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ വിയോഗം നാടിന് നൊമ്പരമായി ഇന്ന് പുലർച്ചെ നാല് മണിയോടെ നിര്യാതനായ കുഞ്ഞമ്മദ് ഹാജിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി ദീർഘ കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായിരുന്ന പരേതൻ മത സാമൂഹിക രംഗങ്ങളിലും നിറഞ്ഞു നിന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലക്ക് വാണിമേലിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃ പരമായ പങ്ക് വഹിച്ചിട്ടുണ്ട്. വാണിമേൽ മഹല്ല് കമ്മിറ്റി യുടെ പ്രവർത്തനത്തിലും നിറത്തു നിന്നിരുന്നു എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ഹാജി അശരണരെ സഹായിക്കുന്ന കാര്യത്തിലും ശ്രദ്ധ പുലർത്തി .അദ്ദേഹത്തിൻ്റെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അഗാധമായ ദുഖം രേഖപ്പെടുത്തി ഖബറsക്കത്തിന് ശേഷം വയൽ പീടികയിൽ നടന്ന സർവ കക്ഷി അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം ടി ഹരിദാസൻ അധ്യക്ഷനായി. സി വി കുഞ്ഞി കൃഷ്ണൻ, എൻ കെ മൂസ മാസ്റ്റർ, വയലോളി അബ്ദുല്ല എം കെ ബാലൻ, ടി പി കുമാരൻ, കോരങ്കോട്ട് മൊയ്തു, എം കെ മജീദ്, എം എ വാണിമേൽ, പി എ ആന്റണി, വി കെ മൂസ മാസ്റ്റർ, മൊയ്‌തീൻ ഹാജി, സി കെ ജലീൽ കെ ബാല കൃഷ്ണൻ പ്രസംഗിച്ചു. കനത്ത മഴയിൽ കുമ്മങ്കോട്ട് മതിൽ തകർന്നു നാദാപുരം തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കുമ്മങ്കോട് മതിൽ തകർന്നു. കുമ്മങ്കോട് കണ്ണച്ചാണ്ടി പിപി മമ്മുവിന്റെ വീട്ടു മതിലാണ് തകർന്നത്. പുളിക്കൂൽ കുമ്മങ്കോട് റോഡിലാണ് മതിൽ തകർന്ന് വീണത്. റോഡിൽ ആളില്ലാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കനത്ത മഴ: ഉമ്മത്തൂരിൽ വീട് തകർന്നു നാദാപുരം: ഇന്ന് രാവിലെ മുതൽ കനത്ത മഴ തുടരുന്നതിനിടെ ഉമ്മത്തൂരിൽ വീട് തകർന്നു ചെക്യാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ പെട്ട കിഴക്കയിൽ കൃഷ്ണൻറെ വീടാണ് ഭാഗികമായി തകർന്നത് വീട്ടുമുറ്റത്ത് നിർത്തിയ കാറിൻറെ മുകളിൽ മരം വീണു കാറിന് കേടുപാടുകൾ സംഭവിച്ചു. വരിക്കോളി ഒമ്പത് കണ്ടത്തിലെ നാമത്ത് അമ്മദ് 59 നിര്യാതനായി നാദാപുരം മൂന്ന് പതിറ്റാണ്ടിലധികം ഒമാനിലെ സലാലയിൽ ജോലി ചെയ്തിരുന്ന നാദാപുരം വരിക്കോളി ഒമ്പത് കണ്ടത്തിലെ നാമത്ത് അമ്മദ് 59 നിര്യാതനായി . പിതാവ് പരേതനായ നാമത്ത് കുഞ്ഞി സൂപ്പി. മക്കൾ സുൽഫത്ത്, സമീറ റാഷി (ദുബൈ) (കണ്ടോത്ത് കുനി മുല്ലക്കുനിയിൽ ജാസിർ (ചേലക്കാട് സഫാന കൊങ്ങണി തറമ്മൽ (കുമ്മങ്കോട്). സഹോദരങ്ങൾ ഹമീദ് മൂസഹാജി, അസീസ്, ഇബ്രാഹിം മജീദ്, റഫീഖ്, നാസർ. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് ശിൽപ്പശാല തുടങ്ങി നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് അവിഷ്ക്കരിച്ച സമഗ്രം 02 പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല തുടങ്ങി. മണ്ഡലത്തിലെ വിവിധ പഞ്ചായത്തു കളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രസംഗകരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത് ഡീ പാരീസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കട്ടെരി അധ്യക്ഷനായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി പി ശാദുലി സി വി എം വാണിമേൽ എൻ കെ മൂസ മാസ്റ്റർ അബ്ദുല്ല വയലോളി മുഹമ്മദ് ബംഗ്ലത്ത് എന്നിവർ പ്രസംഗിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം എം പി ജാഫർ മാസ്റ്റർ എന്നിവർ ക്ലസ്എടുത്തു ടി കെ അഹമ്മദ് മാസ്റ്റർ, ടി കെ ഖാലിദ് മാസ്റ്റർ അഹമ്മദ് കുറുവയിൽ, എം കെ മജീദ് സംബന്ധിച്ചു. നാദാപുരത്ത് ഡീ പാരീസ് തുറന്നു; ഇനി രുചിയുടെ വിസ്മയ പെരുമ നാദാപുരം: മിഡിൽ ഈസ്റ്റിലും നാട്ടിലും ബേക്കറി- റസ് സ്റ്റോറൻ്റ് മേഖലയിൽ വിജയ ചരിത്രം സൃഷ്ടിച്ച ഡീ പാരിസ് ഗ്രൂപ്പിൻ്റെ പുതിയ ബ്രാഞ്ച് നാദാപുരത്ത് തുടങ്ങി. നാദാപുരം കല്ലാച്ചി റോഡിൽ പോസ്റ്റോഫീസിന് സമീപം ആരംഭിച്ച ഡീ പാരീസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. നൂറിലേറെ ഇനം കേക്കുകളും വ്യത്യസ്തയിനം മധുര പലഹാരങ്ങളും അടങ്ങിയ വിപുലമായ ബേക്കറി, അറേബ്യാൻ ചൈനീസ് വിഭവങ്ങളും പല തരം മന്തികളും, അടങ്ങിയ റസ്റ്റോറന്റ് മീറ്റിങ്ങ് ഹാൾ, ടീ ആൻഡ് കോഫീ ഷോപ് എന്നിവയെല്ലാം ഒരു കുടക്കീഴിലുള്ള നാദാപുരത്തെ ഏക സ്ഥാപനമാണ് ഡി പാരീസ്. ഉദ്‌ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരായ സൂപ്പി നരിക്കാട്ടേരി, സി എച് മോഹനൻ, എസ് കെ അസൈനാർ, കെ ടി കെ ചന്ദ്രൻ, വി സി ഇഖ്ബാൽ, മുഹമ്മദ് ബംഗ്ലത്ത്, എൻ കെ മൂസ മാസ്റ്റർ, സി എച് ബാലകൃഷ്ണൻ, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ നാസർ, അബ്ബാസ് കണെക്കൽ പി പി ബാലകൃഷ്ണൻ ,നിഷ മനോജ് തുടങ്ങിയവർ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് 'ലോഗിൻ' സംഘടന ശാക്തീകരണ ക്യാംപ് ശ്രദ്ദേയമായി മലബാർ കലാപം 100 വർഷം: ഡി.വൈ.എഫ്.ഐ സെമിനാർ നടത്തി സി.പി.ഐ.എം നാദാപുരം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ സ്നേഹ വീട് താക്കോൽ കൈമാറി നാദാപുരം: സി.പി.ഐ.എം 22 ആം പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായി നാദാപുരം ലോക്കൽ കമ്മിറ്റി വരിക്കോളി മാണിക്കോത്ത് നാരായണിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണൻ കൈമാറി. പി.കെ കൃഷ്ണൻ അധ്യക്ഷനായി. സി.എച്ച് ബാലകൃഷ്ണൻ, സി.എച്ച് മോഹനൻ എരോത്ത് ഫൈസൽ, പി.പി ബാലകൃഷ്ണൻ, ടി. ലീന, ടി. കണാരൻ, എം.ചന്ദ്രൻ സംസാരിച്ചു. നാദാപുരം തിരുനബി (സ്വ സത്യം, സ്നേഹം, സദ് വിചാരം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.വൈ.എസ് മീലാദ് കാംപയിനിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം ഹാശിമിയ്യ എജ്യു കാമ്പസിൽ നടന്ന ചടങ്ങിൽ സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ നിർവഹിച്ചു. മൗലിദ് സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി നേതൃത്വം നൽകി. സി.അബ്ദുൽ ഹമീദ് ദാരിമി അധ്യക്ഷനായി. എസ്. വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. സി.എച്ച് മഹ്മൂദ് സഅദി,ബഷീർ ഫൈസി ചീക്കോന്ന്, എസ്.പി.എം തങ്ങൾ, ടി.കെ മുസ്തഫ തങ്ങൾ, പി.പി അഷ്‌റഫ് മൗലവി, ടി.വി.സി അബ്ദുസമദ് ഫൈസി, അഹ്മദ് ബാഖവി ജാതിയേരി, കോറോത്ത് അഹമദ് ഹാജി, ടി.എം.വി. അബ്ദുൽ ഹമീദ് സംസാരിച്ചു. കക്കട്ടിൽ: ലോകപാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കക്കട്ടിൽ സ്നേഹ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പിലായ നിർധന രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി പി.എം അഷ്റഫ് പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹോം കെയർ ടീം ലീഡർ കെ. കെ ബുഷ്‌റയെ പൊന്നാട അണിയിച്ചു. പി. കെ റഷീദ്, യു.സി പ്രമോദ്, ഇ. പ്രേംകുമാർ, ജെ.പി ജിനിഷ, കെ.കെ ബുഷ്‌റ സംബന്ധിച്ചു. ക്ഷീരസാഗരം പദ്ധതി എടച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി എടച്ചേരി: കുടുബശ്രീ മിഷൻ നടപ്പിലാക്കുന്ന ക്ഷീരസാഗരം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം എടച്ചേരി ചുണ്ടയിൽ ഒമ്പതാം വാർഡി നടന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി ടീച്ചർ നിർവഹിച്ചു. വൈ: പ്രസിഡൻ്റ് എം രാജൻ അധ്യക്ഷനായി ജില്ലാ മിഷൻ കോ-ഡിനേറ്റർ പി പി കവിത മുഖ്യാതിഥി ആയി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാല പറമ്പത്ത്, മെമ്പർ മാരായ ശ്രീജിത്ത്, ഷിബിൻ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി വി ഗോപാലൻ മാസ്റ്റർ, സി സുരേന്ദ്രൻ മാസ്റ്റർ, ഇ കെ സജിത്ത്കുമാർ, സുരേന്ദ്രൻ കണ്ടോത്ത് എന്നിവർ സംസാരിച്ചു വാർഡ് മെമ്പർ ഷീമ വള്ളിൽ സ്വാഗതവും, സി ഡി എസ് മെമ്പർ ജനിഷ നന്ദിയും പറഞ്ഞു. നാദാപുരം പാലിയേറ്റീവ് കെയർ ലോകപാലിയേറ്റീവ് ദിനം ആചരിച്ചു നാദാപുരം നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സി.സി.യു.പി.സ്കൂളിൽ വെച്ച് ലോകപാലിയേറ്റീവ് ദിനം ആചരിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഷാഹിന പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. മധുമോഹനൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജിമേഷ് ജാഫർ വാണിമേൽ, അബ്ദുറഹ്മാൻ കൊളത്തായി, പി.അബ്ദുള്ള, സി.കെ. ജമീല എന്നിവർ പ്രസംഗിച്ചു. വളണ്ടിയർമാർ പാലിയേറ്റീവ് ദിന പ്രതിജ്ഞ ചെയ്തു. വളണ്ടിയർ മാർക്ക് പാലിയേറ്റീവ് പരിശീലന ക്ലാസും നടന്നു. മലബാർ ഗോൾഡ് ഡയമണ്ട്സ് ആർട്ടിസ്ട്രി ഷോയുടെ വീഡിയോ പുറത്തിറക്കി. വടകര മലബാർ ഗോൾഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഓഫ് ഇന്ത്യ ക്യാമ്പയിൻ്റെ ഭാഗമായി വടകര മലബാർ ഗോൾഡ് ഷോറൂമിൽ ഒക്ടോബർ 22 മുതൽ 25 വരെ നടക്കുന്ന ആർട്ടിസ്ട്രി ഷോയുടെ വീഡിയോ ആഡിൻ്റെ സ്വിച്ച് ഓൺ കർമ്മം വടകരയിലെ പ്രമുഖ വ്യാപാരി മണി ബാബുവും ഭാര്യ ആശാമണിയും ചേർന്ന് നിർവഹിച്ചൂ. പരമ്പരാഗത ശിൽപ ചാതുരിയിൽ നിർമ്മിച്ചതും സമകാലിക മാതൃകയിൽ രൂപകൽപന ചെയ്തതുമായ ഗോൾഡ്, ഡയമണ്ട്സ് പ്രിഷ്യസ്. ഡിവൈൻ ആഭരണങ്ങളുടെ വലിയ ശേഖരണമാണ് അർട്ടിസ്ട്രി ഷോയിൽ ഒരുക്കിയിരിക്കുന്നത്. വരാൻ പോകുന്ന വിവാഹ പർചേസ്കൾക്ക് വധു വരൻ മാരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പൂർണതയേകാൻ വിദഗ്ദ്ധ കലാകാരൻ മാരുടെ കരവിരുതിൽ രൂപകൽപന ചെയ്ത ഉത്കൃഷ്ട അഭരണങ്ങൾ നിരവധി ആനുകൂല്യ ങ്ങളോട് കൂടി പർച്ചേസ് ചെയ്യുവാനും ഓർഡർ ചെയ്യുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്വർണ്ണ വില വർധനവിൽ നിന്ന് രക്ഷനേടാനായി വിലയുടെ 5 മുതൽ നൽകി മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള അവസരം ഒരുക്കുന്നുണ്ട്.. ചടങ്ങിൽ സോണൽഹെഡ് ജാസിർ തണ്ടോറ ,അഷ്മർ ടി.കെ ഷമിർ അത്തോളി റനീഷ് കെ.കെ എന്നിവർ പങ്കടുത്തു. എടച്ചേരി: എൽ വൈ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യാ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. എൽ വൈ ജെ ഡി സംസ്ഥാന ജനറൽ സിക്രട്ടറി ഇ കെ സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. കെ.രജീഷ് അധ്യക്ഷത വഹിച്ചു എൽ വൈ ജെ ഡി സംസ്ഥാന കമ്മറ്റി അംഗം വത്സരാജ് മണലാട്ട്, ടി കെ ബാലൻ, പ്രജീഷ് വള്ളിൽ, രജ്ഞിത്ത് എം പി എന്നിവർ പ്രസംഗിച്ചു ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്സ് മൽസരം, ചിത്രരചന എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാല പറമ്പത്ത് ട്രോഫികൾ വിതരണം ചെയ്തു. ഇന്നലെകൾ ഇല്ലാതെ കുടുംബശ്രീ നിർമിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു വനിതാ ക്ഷേമത്തിന് പാറക്കടവിൽ ജൻഡർ റിസോഴ്സ് സെൻറർ പ്രവർത്തനമാരംഭിച്ചു നാദാപുരം: വനിതാ ക്ഷേമത്തിന് പാറക്കടവിൽ ചെക്യാട് പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പാറക്കടവിൽ പഞ്ചായത്ത് ഓഫിസിന് സമീപം ജെൻഡർ റിസോർസ് സെന്റർ പ്രവർത്തനമാരംഭിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ കൊട്ടാരത്ത് അധ്യക്ഷയായി. കോഴിക്കോട് ഡി.എം.സി പി.സി കവിത മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഖാലിദ്, സി.എച്ച് സമീറ, റംല കുട്ട്യാപ്പണ്ടി, മെംബർമാരായ സുബൈർ പറേമ്മൽ, പി.കെ ഖാലിദ്, ഹാജറ ചെറൂണിയിൽ, മഫീദ സലീം, മോഹൻദാസ്, വി.കെ അബൂബക്കർ, ബീജ, പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, സി.ഡി.എസ് ചെയർപേഴ്സൻ മഹിജ, രമ്യ എന്നിവർ സംസാരിച്ചു. വാണിമേൽ: ഇന്നലെ താഴെ വെള്ളിയോട് നിര്യാതനായ മുസ്ലിം യൂത്ത് ലീഗ് ശാഖാ വൈസ് പ്രസിഡണ്ട് വി കെ ശമ്മാസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഖത്തറിൽ ജോലി ചെയ്യുന്ന വെങ്ങാടൻ കൊയിലോത്ത് കുഞ്ഞബ്ദുല്ലയുടെയും കാർത്തിക പള്ളിയിലെ ഈങ്ങോളി ഹസീനയുടെയും മകനായ ശമ്മാസ് കുറച്ചു നാളുകളായി അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. മുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന ശമ്മാസ് നാട്ടിലെ മത- സാമൂഹ്യ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നാളെയുടെ പ്രതീക്ഷയായി വളർന്നു വരുന്ന ഈ ചെറുപ്പക്കാരൻ വീട്ടുകാർക്കെന്നപോലെ നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു. ശമ്മാസിന്റെ ആകസ്മിക വിയോഗത്തിൽ വാണിമേൽ പ്രദേശം അക്ഷരാത്ഥത്തിൽ തേങ്ങി. ജനാസയിൽ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ഹരിത പതാക പുതപ്പിച്ചു. മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വെള്ളിയോട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി ശാദുലി, അഹമ്മദ് പുന്നക്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം സി വി എം വാണിമേൽ, മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി, മണ്ഡലം പ്രസിഡണ്ട് എം കെ സമീർ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, മണ്ഡലം ലീഗ് സെക്രട്ടറി എം കെ മജീദ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി കെ കുഞ്ഞാലി മാസ്റ്റർ, ജനറൽ സെക്രട്ടറി അഷ്‌റഫ് കൊറ്റാല, ട്രഷറർ വി കെ മൂസ മാസ്റ്റർ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ മണ്ഡലം ചെയർമാൻ എം കെ അഷ്‌റഫ്, കൺവീനർ സി കെ നാസർ, എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് മുഹ്‌സിൻ വളപ്പിൽ, സിദ്ദീഖ് വെള്ളിയോട്, ഒ പി കുഞ്ഞമ്മദ് മാസ്റ്റർ, കെ വി കുഞ്ഞമ്മദ്, എം പി സൂപ്പി, റസാഖ് പറമ്പത്ത്, റംഷിദ് ചേരനാണ്ടി, ജാഫർ ദാരിമി, എം കെ നൗഷാദ്, കെ എം സി സി ഭാരവാഹികളായ എൻ കെ ഇബ്രാഹിം ഹമീദ് ചെന്നാട്ട് മജീദ് കുയതെരി, എം പി ബഷീർ വി കെ ജാഫർ കുഞ്ഞമ്മദ് കുനിയിൽ എം കെ മുഹമ്മദ് കർഷക സംഘം നേതാക്കളായ സി വി മൊയ്തീൻ ഹാജി, അഹമ്മദ് കുട്ടി മുളിവയൽ,വാർഡ് ലീഗ് ഭാരവാഹികളായ കെ ടി കെ റാഷിദ്, പി പി അമ്മദ് തുടങ്ങിയവർ വസതി സന്ദർശിച്ചു. മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു വരുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിൽ; പിടിയിലായത് വാണിമേൽ കൈവേലി സ്വദേശികൾ. നാദാപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്ക് മോഷ്ടിചു വരുന്നതിനിടെ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ .വാണിമേൽ കന്നു കുളം സ്വദേശി നെടുവിലങ്കണ്ടി രാഹുൽ 19 കൈ വേലി സുധാലയം വീട്ടിൽ ജിസുൻ 22 എന്നിവരെയാണ് എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തത് പുലർച്ചെ മൂന്നരയോടെ തലക്കുളത്തൂരിൽ പട്രോളിംഗിനിടെ അതു വഴി എത്തിയ ബൈക് സംശയം തോന്നിയ തിനാൽ പോലീസ് അടഞ്ഞു നിർത്തുകയായിരുന്നു . വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന കാര്യം മനസിലായത്. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗിയുടെ കൂടെയുള്ള യുവാവിന്റെ ബൈക്കാണ് ഇതെന്ന് പോലീസ് പറഞ്ഞു മയക്കു മരുന്ന് മാഫിയ ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നാദാപുരം മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതി നെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു എടച്ചേരി സി ഐ യെ ആക്രമിക്കുകയും നാദാപുരം ഗവ ആശുപത്രിയിലും നാദാപുരം പോലീസ് സ്റ്റേഷനലിലും മാഫിയകൾ അക്രമം നടത്തിയത് ആശങ്കജനകമാണ്. മയക്കുമരുന്ന് ലോബികളെ പിടികൂടുന്ന തിന് വേണ്ടി പ്രതേക അനേഷണ സംഘത്തെ നിയോഗി കണമെന്ന് യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. അർജുൻ ശ്യാം വടക്കയിൽ അധ്യക്ഷത വഹിച്ചു ഫസൽ മാട്ടാൻ എംകെ പ്രേമദാസ്‌, കെ രമേശൻ മാസ്റ്റർ ,എംസി മോഹനൻ ,പി .സുമലത സത്യൻ പയത്ത് എംപി ശ്രീധരൻ മാസ്റ്റർ അനീഷ് പൊയിൽ, എംസി വിജയൻ എന്നിവർ സംസാരിച്ചു . അമ്മൂട്ടി ഹാജി കദിയ ഹജ്ജുമ്മ ഫൗണ്ടേഷൻ റബീഹ് മെഗാ ടാലെന്റ് ഹണ്ട് 21 ക്വിസ് മത്സരം ഒക്ടോബർ 15 മുതൽ 25 വരെ മത്സരത്തിന്റെ പ്രചരണാർഥം സംഘടിപ്പിച്ച വീഡിയോ സ്റ്റാറ്റസ് മത്സരത്തിൽ സഹദ് റഹ്മാനി വട്ടോളി, മുഹമ്മദ് പി തിനൂർ, സ്ഫ്വാൻ കുറ്റ്യാടി എന്നിവർ വിജയികളായി. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9207234343 എന്ന വാട്സ് അപ്പ്‌ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താൻ സോഷ്യലിസ്റ്റുകൾ മുൻകൈയെടുക്കണം: മനയത്ത് ചന്ദ്രൻ ഗോൾഡ്‌ പാലസ് നിക്ഷേപതട്ടിപ്പ്: ജീവനക്കാർ ഷോറൂമിൽ നിന്ന് സ്വർണം കടത്തിയെന്ന് ഉടമയുടെ പരാതി നാദാപുരം: ഗോൾഡ്‌ പാലസ് നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. ജ്വല്ലറിയിൽ കവർച്ച നടത്തിയെന്ന് ജീവനക്കാർക്കെതിരെ ഉടമയുടെ പരാതി നൽകി. ഉടമ വി.പി സമീറാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ജീവനക്കാർക്കെതിരെ പരാതി നൽകിയത്. കല്ലാച്ചി ഷോറൂം മാനേജർ റുംഷാദ്, ജീവനക്കാരൻ ഇർഷാദ് എന്നിവർ ജ്വല്ലറിയിൽ നിന്ന് സ്വർണം കടത്തി കൊണ്ടുപോയെന്നാണ് പരാതി. ആഗസ്ത് 25, 26 തിയ്യതികളിൽ ഇവർ ജൂവല്ലറിയിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കൊണ്ടുപോയതായും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ലഭിക്കുമെന്നും സെമീർ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവം അന്വേഷിക്കാൻ നാദാപുരം പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സെമീർ ഇപ്പോൾ ജൂഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്. ആരോപണ വിധേയനായ റുംഷാദും ഇപ്പോൾ ജയിലിലാണ്. സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനം നവംബർ 16, 17 തീയ്യതികളിൽ അരൂരിൽ നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഏരിയാ സെക്രട്ടറി പി.പി ചാത്തു അരൂരിലെ വീക്കോസ് ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കൂടുത്താകണ്ടി സുരേഷ് മാസ്റ്റർ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ രവീന്ദ്രൻ, സി എച്ച് മോഹനൻ, തയ്യിൽ ചാത്തു, കെ കെ ദിനേശൻ, കെ പി വനജ, എരോത്ത് ഫൈസൽ പങ്കെടുത്തു ലോക്കൽ സിക്രട്ടറി കെ പി ബാലൻ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ലഹരി മാഫിയ അക്രമം നടത്തിയിട്ടും പരാതി നൽകാതെ ഒതുക്കി തീർത്ത സൂപ്രണ്ട് തൽസ്ഥാനം രാജിവെക്കണം: യൂത്ത് ലീഗ്. നാദാപുരം: പുഴ പുറമ്പോക്കുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും വിപണനവും നടത്തുന്ന മാഫിയാ സംഘം കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തിയ അക്രമങ്ങൾക്കെതിരെ പരാതി നൽകാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ആശുപത്രി സൂപ്രണ്ട് തൽസ്ഥാനം രാജി വെക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. എടച്ചേരി പോലീസിന്റെ പിടിയിൽ നിന്നും കുതറിയോടിയ ആക്രമി സംഘം മണിക്കൂറുകളാണ് ആശുപത്രി കോമ്പൗണ്ടിനകത്ത് തേർവ്വാഴ്ച നടത്തിയത്. വിവിധങ്ങളായ അസുഖങ്ങളുമായി ചികിത്സയിലുള്ള രോഗികൾക്ക് മുമ്പിൽ ഭയപ്പെടുത്തും വിധം അക്രമം നടത്തിയവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ല വകുപ്പിൽ കേസെടുപ്പിക്കാനുള്ള അവസരമാണ് സൂപ്രണ്ടിന്റെ നിരുത്തരവാദ സമീപനം മൂലം നഷ്ടപ്പെടുത്തിയത്. മുമ്പ് ചികിത്സാ പിഴവ് മൂലം പത്താം ക്ലാസ് വിദ്യാർത്ഥിക്കുണ്ടായ പ്രയാസങ്ങൾ ചോദിച്ചറിയാൻ ചെന്ന ജന പ്രതിനിധികൾക്കെതിരെ കേസെടുപ്പിക്കാൻ മുന്നിട്ടിറങ്ങിയ സൂപ്രണ്ട് സ്ഥിരം കുറ്റ വാളികളായ ലഹരി മാഫിയാ സംഘത്തെ സംരക്ഷിക്കാനുണ്ടായ ചേതോവികാരം എന്തെന്ന് അറിയാൻ പൊതു ജനത്തിന് താല്പര്യമുണ്ട്. ഇരിങ്ങണ്ണൂർ കായപ്പനച്ചി കേന്ദ്രമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന മാഫിയാ സംഘം കഴിഞ്ഞ ദിവസം മദ്യപിച്ച് എടച്ചേരിയിൽ എത്തുകയും വഴിയാത്രികനെ ആക്രമിക്കുകയും ഇത് ചോദ്യം ചെയ്തതോടെ നാട്ടുകാരെ പോലും ആക്രമിക്കുന്നിടത്താണ് കാര്യമെത്തിയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ എടച്ചേരി പോലീസിനെ കണ്ട് രക്ഷപ്പെട്ട ലഹരി മാഫിയാ സംഘത്തെ പിന്തുടർന്ന എടച്ചേരി സർക്കിൾ ഇൻസ്‌പെക്ടറേയും അസഭ്യം പറയാനും ആക്രമിക്കാനും മുതിർന്ന സംഘത്തെ നാദാപുരത്ത് നിന്ന് കൂടുതൽ പോലീസെത്തി ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. നാടിന്റെ നന്മക്കും,ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ലഹരി മാഫിയാ സംഘത്തെ നിർമാർജനം ചെയ്തേ മതിയാകൂ, യുവജന സംഘടനകളുടെ ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും നേതൃ പരമായ പങ്ക് വഹിക്കാൻ യൂത്ത് ലീഗ് തയ്യാറാണെന്നും നേതാക്കൾ പറഞ്ഞു. പ്രസിഡന്റ്‌ എംകെ സമീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. എ എഫ് റിയാസ്, കെ എം ഹംസ, കെ സി അബ്ദുല്ലക്കുട്ടി, അജ്മൽ തങ്ങൾസ്, ഒ മുനീർ, നിസാർ മഠത്തിൽ പ്രസംഗിച്ചു. എസ്.എം.എഫ് ക്യാമ്പയിൻ കർമ്മ പദ്ധതികൾ ഉദ്ഘാടനം ചെയ്തു വാണിമേൽ ഉണരാം നാടിൻറെ നന്മയ്ക്ക് എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദഅവാ ക്യാമ്പയിന്റെ ഭാഗമായി കർമ്മ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മഹല്ലുകളിൽ ഖത്വീബുമാരുടെ നേതൃത്വത്തിൽ ദഅവാ സെൽ രൂപീകരിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം സമസ്ത നാദാപുരം മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് നിർവഹിച്ചു. അബ്ജാർ മുഹമ്മദിനെ വോളീ കുമ്മങ്കോട് ആദരിച്ചു. നാദാപുരം മികച്ച വിളീബോൾ താരവും, പ്രവാസി സംരഭകനുമായ അബ്ജാർ മുഹമ്മദിന് സ്നേഹാദരം നൽകി. പ്രമുഖ പ്രിന്റിംഗ് അഡ്വടൈസിങ് കമ്പനിയായ അബ്കോൺ ഗ്രൂപ്പ്‌ ചെയർമാൻ കൂടിയായ മുഹമ്മദ് ഈ അടുത്തായി യുഎഇയുടെ ഗോൾഡൻ വിസക്ക് അർഹനായിരുന്നു. വോളീ കുമ്മങ്കോട് ടീം അംഗമായ മുഹമ്മദിന് സഹ കളിക്കാർ ഒരുക്കിയ സ്നേഹാദരം നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.വി മുഹമ്മദലി കൈമാറി. പികെ റാഷിദ്‌ സ്വാഗതം പറഞ്ഞു. റംഷിദ് കെകെ ആധ്യക്ഷത വഹിച്ചു. ഇ സി ഇബ്രാഹിം ഹാജി, പികെ അബ്ദുള്ള ഹാജി, ചിറക്കൽ റഹ്മത്തുള്ള, നയീം ഇല്ലത്ത്, നാസർ ചിങ്ങിണി, റാഷിദ്‌ നരിക്കോൾ, അസ്‌കർ പുതുശ്ശേരി, റൗഫ് സികെ തുടങ്ങിയവർ സംസാരിച്ചു. സി.ഐക്കും പോലീസുകാരനും നേരെ ആക്രമണം: അറസ്റ്റിലായ യുവാക്കൾ കഞ്ചാവ് ലഹരിയിൽ; പോലീസ് സ്റ്റേഷനിലും പരാക്രമം നാദാപുരം: ഗവൺമെൻറ് താലൂക്ക് ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സി ഐ യെയും പൊലീസുകാരനെയും മർദ്ദിക്കുകയും ചെയ്തതിനെത്തുടർന്ന് അറസ്റ്റിലായ യുവാക്കൾ കഞ്ചാവ് ലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്. ഇരിങ്ങണ്ണൂർ സ്വദേശികളായ അർജുൻ അശ്വന്ത് എന്നിവരാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എടച്ചേരി യിൽ നിന്ന് ചിലരെ ആക്രമിച്ച ശേഷം ബൈക്കിൽ കടന്നു കളഞ്ഞ മൂന്നംഗ സംഘത്തെ എടച്ചേരി സി ഐ ജോഷി ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് പിന്തുടരുകയായിരുന്നു. നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രി പരിസരത്ത് വെച്ച് ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ സിഐയെയും പൊലീസുകാരനെയും ഇവർ മർദിക്കുകയയായിരുന്നു. തുടർന്ന് നാദാപുരം പോലീസ് എത്തി ഈ സംഘത്തെ കസ്റ്റഡിയിലെടുത്തു. നാദാപുരം സ്റ്റേഷനിലെത്തിയപോൾ സ്റ്റേഷനിലെ കസേരകളും തകർക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. മൂന്നു പേരിൽ ഒരാളെ പോലീസ് വിട്ടയക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തെരുവുനായ ശല്യം: അടിയന്തര നടപടി വേണമെന്ന് ആവശ്യം നാദാപുരം: എടച്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് എടച്ചേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു തെരുവു നായയുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടെ തലായി ശാഖാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് നിഹാൽ എന്ന യുവാവ് കഴിഞ്ഞ ദിവസം എടച്ചേരിയിൽ വാഹനമിടിച്ച് മരണപ്പെട്ടിരുന്നു. ഫുട്പാത്തുകളിലും റോഡുകളിലും കൂട്ടംകൂടി അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കൾ കാൽ നടയാത്രക്കാർക്കും വാഹന യാത്രികർക്കും ഒരുപോലെ ഭീഷണിയായിരിക്കയാണ്. പ്രഭാത പ്രാർത്ഥനയ്ക്കായി പള്ളി കളിലേക്ക് പോകുന്നവരും ,പ്രഭാത നടത്തത്തിന് പോകുന്നവരും കല്ലും വടിയും കൈയിൽ കരുതിയാണ് പുറപ്പെടുന്നത്. കുട്ടികളും മുതിർന്നവരും പുറത്തിറങ്ങാൻ മടിക്കുകയാണ്. രാത്രികാലങ്ങളിൽ വീട്ടു വരാന്തകൾ പോലും നായ്ക്കൾ കയ്യടക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കുമെന്നു നാട്ടുകാർ ഭയപ്പെടുന്നു. വർധിച്ചു വരുന്ന തെരുവുനായ ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതർ നിസംഗത വെടിയണമെന്നും സത്വര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സമരം നടത്തി. നാദാപുരം: കര്‍ഷക സമരക്കാരെ ചോരയില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസ് ചുമത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് തെരുവമ്പറമ്പ് ശാഖ യൂത്ത് ലീഗ് പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. ചര്‍ച്ചക്ക് പോലും ഇടംകൊടുക്കാതെയാണ് കര്‍ഷക വിരുദ്ധ കരി നിയമങ്ങള്‍ കേന്ദ്ര ഭരണകൂടം പാസാക്കിയതെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ കര്‍ഷക സംഘടനകള്‍ നേതൃത്വത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സമാധാനപരമായി നടന്നു വരുന്ന സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്രത്തിലെയും, വിവിധ സംസ്ഥാനങ്ങളിലെയും ബി ജെ പി ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ.സി ശംസു അധ്യക്ഷത വഹിച്ചു. വി വി ശഫീഖ്, കെ ഇസ്മായിൽ, എൻ കെ ശബീർ,ടി എം റിയാസ്, സി കെ ശഫീഖ് പ്രസംഗിച്ചു. കാർഷിക വിളകളും ജീവകാരുണ്യത്തിന് പാലിയേറ്റീവ് പ്രവർത്തകൻ മാതൃകയായി കക്കട്ടിൽ: സ്വന്തം കൃഷിയിടത്തിൽ വിളയിച്ച നേന്ത്രകുലയും, മരച്ചീനിയും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി സൗജന്യമായി നൽകി പാലിയേറ്റീവ് പ്രവർത്തകൻ മാതൃകയായി. കക്കട്ടിൽ സ്നേഹ പെയിൻ ആൻറ് പാലിയേറ്റീവ് പ്രസിഡൻ്റ് കരുവങ്കണ്ടി അബ്ദു റഹ്മാൻ ഹാജിയാണ് തൻ്റെ കൃഷിയിടത്തിൽ വിളയിച്ച വാഴ കുലയുൾപ്പെടെയുള്ള കാർഷിക വിളകൾ നൽകിയത്. എടച്ചേരി തണൽ അഗതിമന്ദിരത്തിലേക്കും, നിർധനർക്കും കാർഷിക വിളകൾ സ്വന്തം വണ്ടിയിൽ എത്തിച്ചു നൽകുകയായിരുന്നു. എടച്ചേരി തണലിലേക്കുള്ള കുലയും മരച്ചീനിയും സ്നേഹ പാലിയേറ്റീവ് പ്രവർത്തകരാണ് കഴിഞ്ഞ ദിവസം തണലിൽ എത്തിച്ചു നൽകിയത്. വർഷങ്ങളായി പാലിയേറ്റീവ് രംഗത്ത് പ്രവർത്തിച്ചു വരുന്ന അബ്ദു റഹ്മാൻ ഹാജി സ്നേഹ പാലിയേറ്റീവിൻ്റെ സ്ഥാപകരിൽ ഒരാളാണ്. വടകര തണൽ യാലിസിസിസ് കേന്ദ്രത്തിന് മാതാപിതാക്കളുടെ സ്മരണയിൽ കെട്ടിടം പണിതു കൊടുത്ത അബ്ദുറഹ്മാൻ ഹാജി റോട്ടാന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാനാണ്. നാദാപുരം താലൂക്ക് ആസ്പത്രി പരിസരത്ത് ബൈക്കിലെത്തിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെയും ആക്രമണം. നാദാപുരം: ഗവ. താലൂക്ക് ആസ്പത്രി പരിസരത്ത് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് സന്ധ്യാ സമയത്താണ് എടച്ചേരിയിൽ നിന്നുള്ള മൂന്നു പേർ ഒരു ബൈക്കിൽ എത്തിയത്. അമിത വേഗതയിൽ എത്തിയ ബൈക്ക് ആസ്പത്രി വളപ്പിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ബൈക്കിലുണ്ടയിരുന്ന ഒരാളുടെ ശരീരത്തിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു കാര്യം തിരക്കിയ ജീവനക്കാരോടും നാട്ടുകാരോടും ഇവർ തട്ടിക്കയറുകയും തുടർന്ന് ആസ്പത്രി പരിസരത്ത് വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.ഇതിനിടയിൽ സ്ഥലത്തെത്തിയ എടച്ചേരി പൊലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിനെ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു ഇവരെ കുറിച്ചുള്ള പരാതിയെ തുടർന്ന് ബൈക്ക് യാത്രികരെ പൊലീസ് പിന്തുടരുകയയായിരുന്നു. എടച്ചേരി ഭാഗത്തെ വിവിധ കേസുകളിൽ നേരത്തെ പ്രതികളായ ക്രിമിനൽ സംഘമാണ് ഇവരെന്ന് പറയപ്പെടുന്നു. ബൈക്ക് യാത്രികർ കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നവീകരിച്ച കൊറ്റോത്ത് നിസ്കാരപ്പള്ളി ഉദ്ഘാടനം ചെയ്തു നരിപ്പറ്റ: തിനൂരിലെ നവീകരിച്ച കൊറ്റോത്ത് നിസ്കാരപ്പള്ളി എസ്.വൈ.എസ് നിയോജ മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി ഉദ്‌ഘാടനം ചെയ്തു. സമസ്ത നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. ടി.വി.സി അബ്ദുസമദ് ഫൈസി, പി.പി അഷ്റഫ് മൗലവി, ടി.എം.വി അബ്ദുൽ ഹമീദ്, ഹാരിസ് റഹ്മാനി തിനൂർ, റഷീദ് ബാഖവി, കുഞ്ഞബ്ദുല്ല റഹ്മാനി, മഹല്ല് ഖാസി യൂസുഫ് മുസ്‌ലിയാർ, മഹല്ല് പ്രസിഡന്റ് കൊറ്റോത്ത് അമ്മദ് മുസ്‌ലിയാർ, സെക്രട്ടറി കെ.പി മൊയ്തു, ട്രഷറർ കുഞ്ഞബ്ദുല്ല മണലിൽ, എൻ. സൂപ്പി, ടി.പി ഹാഷിം, ഇല്ലത്ത് ഇബ്രാഹിം ഹാജി, പി.പി കുഞ്ഞമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ്: നാടെങ്ങും പ്രതിഷേധം നാദാപുരം നിയോജകമണ്ഡലം സ്വതന്ത്ര കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം ഉദ്ഘാടനം ചെയ്തു. സി.വി മൊയ്തീൻ ഹാജി, അബ്ദുല്ല വല്ലൻകണ്ടത്തിൽ, ടി.എ സലാം, കുഞ്ഞമ്മദ് പാലോൽ, പി. മുനീർ, കെ. ഹസ്സൻ ഹാജി, പി.പി ഉബൈദ്, വി.പി നൂറുദ്ധീൻ, ടി.ടി.കെ ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി. സമസ്ത നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നാദാപുരം ജാമിഅ ഹാശിമിയ്യ എഡ്യു ക്യാംപസിൽ ചേർന്ന കൗൺസിൽ മീറ്റ് എസ്.പി.എം തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സി.എച്ച് മഹ്മൂദ് സഅദി റിട്ടേണിംഗ് ഓഫിസറായി. പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി, സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ, ടി.വി.സി അബ്ദുസ്സമദ് ഫൈസി, പി.പി അഷ്റഫ് മൗലവി സംസാരിച്ചു. നരിപ്പറ്റ: കണ്ടോത്ത്കുനി അംഗണവാടി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഇന്നലത്തെ ശക്തമായ മഴയിൽ ഇടിഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി വാങ്ങിയതാണ് പ്രസ്തുത സ്ഥലം. വളരെക്കാലം വാടക കെട്ടിടത്തിൽ ആയിരുന്ന അംഗണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചതും കഴിഞ്ഞ സമിതി തന്നെയായിരുന്നു. ഇടിഞ്ഞു വീണ ഭാഗം മുഴുവൻ സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുൻ മെമ്പറും സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് സെക്രട്ടറിയുമായ പാലോൽ കുഞ്ഞമ്മദ് ആവശ്യപ്പെട്ടു. പഴയ കാല സോഷ്യലിസ്റ്റ് നേതാക്കളുടെ പ്രവർത്തനങ്ങൾ ആവേശം നൽകുന്നത് കെ.പി മോഹനൻ ടി.പി സത്യനാഥൻ മാസ്റ്ററുടെ ഭൗതിക ശരീരം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി നാദാപുരം കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ കമ്മറ്റി ഭാരവാഹികളായി സന്തോഷ് കക്കാട്ട് പ്രസിഡണ്ട്, സോമൻ മാസ്റ്റർ വൈ.പ്രസിഡണ്ട് കളത്തിൽ സുരേന്ദ്രൻ മാസ്റ്റർ സെക്രട്ടറി രജീഷ് കെ.പി ജോ. സെക്രട്ടറി,കെ.സി രാജൻ ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് ലീഗ് സമരയാത്രകൾ നാദാപുരം: ചരിത്ര വസ്തുതകൾ വളച്ചൊടിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിൽ പ്രതിഷേധിച്ചു ഗാന്ധിജിയുടെ സ്മൃതി ദിനത്തിൽ വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് സമര യാത്ര നടത്തി മലബാർ ദേശ സ്നേഹികളുടെ ഭൂപടം, രക്ത സാക്ഷികളുടെ പേരുകൾ പുനസ്ഥാപിക്കുക' എന്ന മുദ്രാവാക്യമുയർത്തി വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമരയാത്ര വെള്ളിയോട് നിന്നാരംഭിച്ച് ഭൂമിവാതുക്കൽ ടൗണിൽ സമാപിച്ചു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷനായി. അശ്റഫ് കൊറ്റാല,സിദ്ദീഖ് വെള്ളിയോട്,പൂക്കു തങ്ങൾ,വി പി അമ്മത്,കെ സി അബ്ദുല്ലകുട്ടി നിസാമി,,ഒ മുനീർ, കെ പി ശിഹാബ്,ഒ പി മുഹമ്മദ്,ശഫീഖ് കെ കെ,ഷൗക്കത്ത് കെ കെ സംസാരിച്ചു.എം കെ നൗഷാദ് സമാപന പ്രഭാഷണം നടത്തി.യൂനുസ് മുളിവയൽ സ്വാഗതവും ജംഷിദ് വെള്ളിയോട് നന്ദിയും പറഞ്ഞു. ചെക്യാട് പഞ്ചായത്ത് യൂത്ത് ലീഗ് സമരയാത്ര പാറക്കടവിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി കെ ഖാലിദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ആർ .നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് കൊത്തിക്കുടി, കെ എം ഹംസ മാസ്റ്റർ ,പി കെ അജ്മൽ ഉണ്ണിയാണ്ടി അമ്മദ് ഹാജി, പി.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു നിസാർ കൊയ ബ്രത്ത് സ്വാഗതവും സലീം നന്ദിയും പറഞ്ഞു. വളയം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര യാത്ര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി വി കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് സെക്രട്ടറി ഇ വി അറഫാത്ത് പതാക ഏറ്റുവാങ്ങി. സി എം കുഞ്ഞമ്മദ്, സ്വാലിഹ് വി വി, ഷാഹിദ് സി വി എന്നിവർ നേതൃത്വം നൽകി. നരിപ്പറ്റ പഞ്ചായത്ത് നടത്തിയ സമരയാത്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ റഈസ് മാസ്റ്റർ അധ്യക്ഷനായി. സി.കെ.നാസർ മുഖ്യ പ്രഭാഷണം നടത്തി. സഹദ്‌ പാലോൽ, മുഹമ്മദ്‌ പുതിയെടുത്തിൽ, അജ്മൽ നരിപ്പറ്റ, അറഫാത്ത്‌ മുറിച്ചാണ്ടി, എൻ പി നാസർ, അഷ്രഫ്‌ മരോടി, ഫൈസൽ തുണ്ടിയിൽ, നജീബ്‌ നരിപ്പറ്റ എന്നിവർ പ്രസംഗിച്ചു. ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടം നിർമിച്ചു പാറക്കടവ്: ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിൻ്റെ നേതൃത്വത്തിൽ കുടുബാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടം നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ സി.ഡി.എസ് ചെയർപേഴ്സൺ മഹിജയിൽ നിന്ന് ചെടി സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം കൂടുതൽ ജന സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായാണ് പൂന്തോട്ട വത്ക്കരണം നടത്തിയത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സി.എച്ച് സമീറ, റംല കുട്ട്യാ പാണ്ടി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തൊടുവയിൽ മഹമൂദ്, മെമ്പർമാരായ പി.കെ.ഖാലിദ് മാസ്റ്റർ, സുബൈർ പാറേമ്മൽ, മോഹൻദാസ്, മൂസ്സ പി, അബൂബക്കർ മാസ്റ്റർ, മഫീദ സലീം, മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി നാദാപുരം നൂക്ലിയസ് നാദാപുരം നാദാപുരം ഗവ: യു. പി സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി നൂക്ലിയസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചീകരണം നടത്തി പ്രവർത്തന യോഗ്യമാക്കി നൂക്ലിയസ്‌ ഹോസ്പിറ്റലിലെ സ്റ്റാഫുകൾ മാതൃകയായി. ശുചീകരണ യക്ഞത്തിൽ നൂക്ലിയസ്‌ പി ആർ ഒ റമീസ് എൻ,അനുരാഗ്, സജിഷ, ജാൻഷിർ, സിറാജ് എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം സ്റ്റാഫുകൾ പങ്കാളികളായി.19 -ആം വാർഡ് മെമ്പർ അബാസ് കണയിക്കൽ, നൂക്ലിയസ് മെഡിക്കൽ ഡയറക്ടർ ഡോ :ടി പി സലാവുദ്ധീൻ, ഗവ: യു പി സ്കൂൾ പ്രധാന അധ്യാപിക ടി പി രേഖ നൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി എം, ഡയറക്ടർ റഷീദ് കെ, ജനറൽ മാനേജർ നദീർ ടി, ബഷീർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മസ്‌കറ്റ്: ഒമാനിൽ കനത്ത മഴക്കും ചുഴലികാറ്റിനും സാധ്യത. ഷഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തേക്ക് (ഒക്ടോബർ 3, 4 )പൊതു അവധി പ്രഖ്യാപിച്ചു.ദോഫാർ, അൽ വുസ്ത എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ഉള്ളവർക്ക് അവധി ബാധകമല്ല ഏതൊരു അടിയന്തര സാഹചര്യത്തിലും റോയൽ ഒമാൻ പോലീസ് -9999 ബാങ്കിൽ പണയ സ്വർണം തിരിച്ചെടുക്കാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി നാദാപുരം സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വാണിമേൽ പുതുക്കുടിയിലെ പാലയുള്ള പറമ്പത്ത് രൂപേഷ് 34) നെയാണ് കാണാതായത്. രൂപേഷിൻ്റെ അമ്മാവനാണ് വളയം പൊലീസിൽ പരാതി നൽകിയത്. നിർമ്മാണ തൊഴിലാളിയാണ് രൂപേഷ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇന്നലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഇന്നലെ മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ബന്ധുക്കൾ പറഞ്ഞു. ഇരു നിറമാണ്. വെള്ളമുണ്ടും കരിനീല ഷർട്ടുമാണ് വേഷം 170 സെൻ്റിമീറ്റർ ഉയരമുണ്ട്. വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനിലോ 9497980795- 9544949578- 9946641511 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം. പുറമേരി മൾട്ടിപർപ്പസ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു. നാദാപുരം: കുനിങ്ങാട് ആസ്ഥാനമായി രൂപീകരിച്ച പുറമേരി മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം വിജയൻ അധ്യക്ഷനായി. കമ്പ്യൂട്ടർ സ്വിച്ച് ഓൺ ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ നിർവ്വഹിച്ചു.ടി സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.എ കെ അഗസ്റ്റി ഷെയർ സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു. കൂടത്താംങ്കണ്ടി സുരേഷ് നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് മെമ്പർ സമീർ,പി കെ ശ്രീജിത്ത്, സുരേഷ് മണിയലത്ത്, കെ ടി കെ ബാലകൃഷ്ണൻ, പി കെ ചന്ദ്രൻ,പി അജിത്ത്, കെ സൂപ്പി, മനോജ് മുതുവടത്തൂർ, എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻ്റ് എ പി രമേശൻ സ്വാഗതവും രമ മടപ്പള്ളി നന്ദിയും പറഞ്ഞു. നാദാപുരം: കുമ്മങ്കോട്ടെ മാടാല നാണുവിന്റെ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. വീട്ടുമുറ്റത്തു നിന്നുംകണ്ട പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പള്ളിപ്പൊയിൽ രാഗേഷാണ് പിടികൂടിയത്. പെരുമ്പാമ്പിനെ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചു. വാണിമേൽ കോടിയൂറ റോഡിൽ സ്റ്റീൽ ബോംബ് കണ്ടെത്തി വാണിമേൽ: ഭൂമിവാതുക്കൽ കോടിയൂറ റോഡിൽ സ്റ്റീൽ ബോംബ് കണ്ടെത്തി .ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെ കുഞ്ഞി പറമ്പത്ത് നാസറി ൻറെ വീട്ടു മതിലിനോട് ചേർന്നാണ് റോഡരികിൽ ബോംബ് കണ്ടെത്തിയത്. വീടു നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളി കളാണ് ആദ്യം ബോംബ് കണ്ടത്. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് പരിസരവാസികൾ സ്ഥലത്തെത്തി. ബോംബിൻ്റ ഒരുഭാഗം ചീഞ്ഞ നിലയിലാണ്. അതുകൊണ്ടുതന്നെ റോഡിലേക്ക് എറിഞ്ഞത് ആകാനാണ് സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്. വളയം പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. കക്കട്ടിൽ സഹകരണ ഗ്രാമീണ ബാങ്ക് വാണിമേൽ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു വാണിമേൽ: കക്കട്ടിൽ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിൻ്റെ പത്താമത് ബ്രാഞ്ച് വാണിമേൽ പരപ്പുപാറയിൽ തുടങ്ങി. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഇ കെ വിജയൻ എം എൽ എ. അധ്യക്ഷനായി. ലോക്കർ ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ദയാനന്ദൻ കരിപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ആദ്യ നിക്ഷേപം സ്വീകരിച്ചു. കോഴിക്കോട് സഹകരണ ജോ. രജിസ്ട്രാർ ടി ജയരാജൻ പ്ലാറ്റിനം ജൂബിലി ചിട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള റക്കറിംഗ് ഡപ്പോസിറ്റ് ഉദ്ഘാടനം അസി. രജിസ്ട്രാർ എ കെ അഗസ്റ്റി നിർവഹിച്ചു. വായ്പ വിതരണ ഉദ്ഘാടനം വടകര സഹകരണ അസി. രജിസ്ട്രാർ ടി സുധീഷും എസ് ബി അക്കൗണ്ട് ഉദ്ഘാടനം കക്കട്ടിൽ ബാങ്ക് അസി. ഡയറക്ടർ സി സുനിൽ കുമാറും നിർവഹിച്ചു പി മോഹനൻ മാസ്റ്റർ, കൂടത്താങ്കണ്ടി സുരേഷ്, കെ പി പ്രദീഷ്, ബംഗ്ലത്ത് മുഹമ്മദ്, സൽമാ രാജു, പി പി ചാത്തു, ടി പ്രദീപ് കുമാർ, കെ കുഞ്ഞാലി മാസ്റ്റർ, ടി പി കുമാരൻ, വി കെ കുഞ്ഞാലി മാസ്റ്റർ, സി കെ ജലീൽ, ജോണി മുല്ലക്കുന്നേൽ, ബാലൻ മാമ്പറ്റ, പി പി ചന്ദ്രൻ, കെ വി ജലീൽ, ടി കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ കൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് മാനേജർ പ്രമോദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു. വാണിമേൽ: ഭൂമിവാതുക്കൽ പാക്കോയി റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബി.എം.എ ജിംനേഷ്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി വി.എം അബ്ദുൽ വഹാബ്, ക്ലബ് സിക്രട്ടറി സജീർ മാസ്റ്റർ എന്നിവർ സംസാരിച്ചു ഇബ്രാഹിമിൻ്റെ ഓർമ്മക്കായി ഇലാജ് ട്രസ്റ്റ് കെട്ടിടം പണിയുന്നു. നാദാപുരം: അഞ്ചു ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഇലാജ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ പി ഇബ്രാഹിമിൻ്റെ ഓർമ്മക്കായി കക്കം വള്ളി ഡയാലിസിസ് സെൻറർ പരിസരത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് ട്രസ്റ്റ് ചെയർമാൻ പോക്കു ഹാജി തറക്കല്ലിട്ടു. വർക്കിംഗ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, എടക്കലപ്പുറത്ത് അബൂബക്കർ ഹാജി വി സി ഇക്ബാൽ, എ റഹീം മാസ്റ്റർ, വി എ അമ്മദ് ഹാജി, ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ, പി കെ അഹമ്മദ് ബാഖവി, വി സി ഇക്ബാൽ, ഓത്തിയിൽ അമ്മദ് ഹാജി, കോഴിക്കോടൻ കണ്ടി അമ്മദ് ഹാജി, സി കെ കാസിം മാസ്റ്റർ, സമീർ കോറോന്ത് തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എഫ്.ഐ സേവ് ഇന്ത്യാ മാർച്ച് സംഘടിപ്പിച്ചു നാദാപുരം: ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കർഷകവിരുദ്ധ കാർഷികനിയമങ്ങൾ പിൻവ ലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക. ഇന്ധനവില വർധന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സേവ് ഇന്ത്യാ മാർച്ച് സംഘടിപ്പിച്ചു. കല്ലാച്ചിയിൽ സംസ്ഥാന സെക്രട്ടറി കെ എൻ സച്ചിൻ ദേവ് എം എൽ എ, ജാഥ ക്യാപ്റ്റൻ പി താജുദ്ദീന് കൈമാറി ഉദ്ഘാടനം ചെയ്തു. എ കെ ബിജിത്ത്,വി പി ഷഹറാസ്,പി താജുദ്ദീൻ, കെ ആര്യ എന്നിവർ സംസാരിച്ചു.എൻ വൈഷ്ണവ് പൈലറ്റും ,കെ ആര്യ മാനേജറും കെ സി രഥുൻ രാജ് വൈസ് ക്യാപ്റ്റനുമായ ജാഥ കല്ലാച്ചിയിൽ നിന്നും ആരംഭിച്ച് എടച്ചേരിയിൽ സമാപിച്ചു. നാദാപുരം, പുറമേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം എച്ചേരിയിൽ സമാപിച്ചു. മുതുവടത്തൂരിൽ മൊഴി ചൊല്ലിയ ഭാര്യക്ക് ഐക്യദാർഡ്യവുമായി വനിതകൾ നാദാപുരം: പുറമേരി പഞ്ചായത്തിലെ മുതുവടത്തൂരിൽ ഭർത്താവ് മൊഴിചൊല്ലിയ, നാലുമക്കളുടെ മാതാവ് ഫരീദയ്ക്ക് വനിതകളുടെ ഐക്യ ദാർഡ്യം. ഭർത്താവ് പൂവോളി അബ്ദുല്ലയുടെ വീടിനു മുന്നിൽ പ്രതിഷേധ ഐക്യദാർഢ്യസദസ്സ് നടത്തി. അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. സി.കെ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ഏറാമല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, പി.ശ്രീലത, സമീറ കൂട്ടായി, അലിമത്ത് നീലഞ്ചേരി, ബീന കല്ലിൽ, കെ.എം. സമീർ, കെ.പ്രദീപ് കുമാർ, കെ.പി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. കാട്ടാനകൾ കൺമുന്നിൽ: പറമ്പുടമയും സംഘവും രക്ഷപ്പെട്ടത് ഭാഗ്യത്തിന് വാണിമേൽ: വിലങ്ങാട് മലയോരം കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് ഇനിയും മോചിതമായില്ല. മലയങ്ങാട് പ്രദേശത്ത് നിരവധി കാർഷിക വിളകൾ നശിപ്പിച്ച കാട്ടാനക്കൂട്ടം പൂവത്താണ്ടി മലയിലേക്കും ഇറങ്ങി കൃഷി നശിപ്പിച്ചു. പതിനഞ്ചോളം കർഷകരുടെ പറമ്പുകളിൽ നിന്നാണ് റബ്ബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിച്ചത്. ഇതിനിടയിൽ തോട്ടം സന്ദർശിക്കാൻ എത്തിയ സംഘം തല നാരിഴക്കാണ്‌ രക്ഷപ്പെട്ടത്. അഞ്ചു കാട്ടാനകൾ പറമ്പിൽ സ്വൈര വിഹാരം നടത്തുന്നതിനിടെയാണ് സ്ഥലമുടമ ഭൂമിവാതുക്കലിലെ കൊളോളിച്ചാലിൽ ബഷീറും രണ്ടു മക്കളും കൂട്ടുകാരും അടങ്ങുന്ന സംഘം പൂവത്താണ്ടി മലയിലെത്തിയത്. ഇവർ റബ്ബർ തോട്ടത്തിലേക്ക് പോകുന്നത് കണ്ട തൊഴിലാളി ഓടിവന്ന് പറമ്പിൽ കാട്ടാനകൾ ഉണ്ടെന്ന വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ മടങ്ങുക യായിരുന്നു. ഇവരുടെ അഞ്ഞൂറ് മീറ്റർ അടുത്ത് ഈ സമയം ആനകൾ ഉണ്ടായിരുന്നു. തൊഴിലാളി ഇവരെ കണ്ടില്ലായിരുന്നുവെങ്കിൽ വൻ ദുരന്തം സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്. സാധാരണ കാട്ടാനകൾ വനത്തോട് ചേർന്ന പറമ്പുകളിൽ രാത്രി സമയത്ത് മാത്രമാണ് ഇറങ്ങാറുള്ളത്. എന്നാൽ, വിലങ്ങാട് മലയോരത്തെ വനവുമായി ഏറെ അകലത്തിലുള്ള കൃഷിയിടത്തിൽ പോലും കാട്ടാനകൾ പകൽ സമയത്തും ഇറങ്ങി വിളകൾ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരെ വലിയ പ്രയാസത്തിലാക്കി. കാട്ടാനകൾ പറമ്പുകളിൽ തന്നെ നിലയുറപ്പിച്ച സാഹചര്യത്തിൽ പകൽ സമയത്തും അങ്ങോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്. കാട്ടാന ശല്യത്തിന് പരിഹാരം തേടി വിവിധ സംഘടനകൾ സമരം നടത്തുകയും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കൃഷി മന്ത്രിക്കും എം എൽ എക്കും നിവേദനം നൽകുകയും ചെയ്‌തെങ്കിലും യാതൊരു നടപടിയും കൈക്കൊളളാത്തത് ജനങ്ങളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൃഷി നശിപ്പിച്ച പൂവത്താണ്ടി മലയിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടമുണ്ട്. കൊളോളിച്ചാലിൽ കുഞ്ഞാലി ഹാജി, ബഷീർ, എം കെ മൈമൂനത്ത്, മുല്ലേന്റവിട മൂസ, എം പി അൻവർ സാദത്ത്, നാളോഞ്ചാലിൽ മൊയ്തു ഹാജി, തയ്യുള്ളതിൽ സൂപ്പി, നടുക്കണ്ടി അഷ്‌റഫ്, പാലക്കണ്ടി അബ്ദുല്ല, നെല്ലിയാട്ട് കുഞ്ഞബ്ദുള്ള, താവോട്ട് അലിഹസ്സൻ ഹാജി, കുഞ്ഞി പറമ്പത്ത് ഫൈസൽ, നാളോഞ്ചാലിൽ മമ്മു, കുയ്യലത്ത് മൂസ, തയ്യുള്ളതിൽ അലിഹസ്സൻ എന്നിവരുടെ പറമ്പുകളിൽ നിന്നാണ് വിളകൾ നശിപ്പിച്ചത്. യൂത്ത് ലീഗ് ലോഗോ പ്രകാശനം ചെയ്തു വാണിമേൽ നേരടയാളങ്ങൾക്ക് കാവലൊരുക്കാം' എന്ന പ്രമേയത്തിൽ വാണിമേൽ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'തിരി' നേതൃ സംഗമത്തിന്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിവിഎം വാണിമേൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ദാരിമി ഇരുന്നലാട് അധ്യക്ഷനായി. ഒ മുനീർ മാസ്റ്റർ, വി കെ ജാഫർ, കെപി ശിഹാബ്, കെകെ നൗഫൽ, എകെ ഉവൈസ്, യൂനുസ് മുളിവയൽ, എകെ ശമീർ, റസാഖ് പറമ്പത്ത്, ഒപി മുഹമ്മദ്, കെകെ ശഫീഖ് സംസാരിച്ചു. നാദാപുരം നൂക്ലിയസ് ഹോസ്പിറ്റൽ ഹൃദയ ദിനാചരണം നടത്തി. നാദാപുരം: ലോക ഹൃദ്രോഗ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റൽ ഹൃദയ ദിനാചരണം നടത്തി. എപ്പോഴും നമുക്കായ് മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെ താള പിഴകളില്ലാതെ സംരക്ഷിക്കാൻ ഒരല്പസമയം മാറ്റിവെയ്ക്കാം എന്ന സന്ദേശവുമായാണ് ബോധവത്കരണ പരിപാടി നടത്തിയത്. നൂക്ലിയസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്റ്റടർ ഡോ ടി പി സലാവുദ്ധീൻ, നൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ. മൻസൂർ പി എം, ഡോ. ഹമീദ് പി എം, ഡോ. എം കെ ഗീത, ഡയറക്ടർ റഷീദ് കെ, ജനറൽ മാനേജർ നദീർ ടി, ഡോ:ഫർഷാദ് അലി, ഡോ:അലി കമ്പ്രാൻ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന റാലി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റലിലെ കുട്ടികളുടെ സർജറി വിഭാഗം മേധാവി ഡോ: രാമകൃഷ്ണൻ പി ഫ്ലാഗ് ഓഫ് ചെയ്തു. അരൂരിലെ ഒളോർമാങ്ങ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നു നാദാപുരം: പ്രശസ്തമായ അരൂർ ഒളോർ മാങ്ങ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനം തുടങ്ങി. ആദ്യ ഘട്ടമായി തുണേരി ബ്ലോക്ക് പഞ്ചായത്തിലെ കൃഷിക്കാരുടെ കൂട്ടായ്യ നടത്തി, കൃഷി കാരിൽ നിന്നും മാങ്ങയുടെ ചരിത്രം, ഇന്നത്തെ അവസ്ഥ, അനുഭവിക്കുന്ന പ്രയാസങ്ങൾ എന്നിവ ഡോ: ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചു. കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യോഗത്തിനു ശേഷം അരൂരിലെ കൃഷിയിടങ്ങളിൽ സംഘം സന്ദർശനം നടത്തി . നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്തും, വനം വകുപ്പും, നാദാപുരം പഞ്ചായത്ത് 14ാം വാർഡ് വികസന സമിതിയും സംയുകതമായി കനാൽ തീരങ്ങളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു. 500 ഓളം രാമച്ചത്തൈകളാണ് ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി നട്ടത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിങ് കമിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ട്, പി.കെ പ്രദീപൻ ,എം.കെ വിനീഷ്, പൈക്കാട്ട് അമ്മത് മാസ്റ്റർ, ഇ കെ ശോഭ സി.ആർ ഗഫൂർ പൈക്കാട്ട് അമ്മത് ഹാജി, വി.കെ രവീന്ദ്രൻ ,എം.പി പ്രദീപൻ എന്നിവർ സംസാരിച്ചു. നാദാപുരം: വാണിമേലിലും കിഴക്കൻ മലയോര മേഖലയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃ പരമായ പങ്കു വഹിച്ച സിപി എം നേതാവ് ടി കണ്ണൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് കുളപ്പറമ്പ് കെ പി കുഞ്ഞിരാമൻ സ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം സി പി എം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉൽഘാടനം ചെയ്തു. ടി പി കുമാരൻ അധ്യക്ഷനായി. പേരോട് സംഭവം: ആദ്യ ഭർത്താവിൻ്റെ വീട്ടിൽ നിന്നും സുബീന ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് നാദാപുരം: ഞായറാഴ്ച രാത്രി മൂന്നര വയസ്സുള്ള മക്കളെ കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച സുബീനക്ക് നേരത്തെ തന്നെ ഈ പ്രവണത ഉണ്ടായിരുന്നതായി പൊലീസ്.വാണിമേൽ പാലത്തിന് സമീപം തൂണേരി മുക്കിലെ പാണ്ടിത്തറമ്മൽ സൂപ്പിയുടെയും സീനത്തിൻ്റെയും മകളായ സുബീനയുടെ ആദ്യ വിവാഹം 2010-ലാണ് നടന്നത്. ആദ്യ ഭർത്താവ് യുവതിയെ മൊഴി ചൊല്ലിയത് ആത്മഹത്യാ ശ്രമത്തെ തുടർന്നായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 2013-ലാണ് പേരോട്ടെ മഞ്ഞം പുറത്ത് റഫീഖ് സുബീനയെ വിവാഹം ചെയ്തത്. ഭർത്താവുമായോ ഭർതൃ വീട്ടുകാരുമായോ സുബീനയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർക്ക് അറിവില്ല. എന്താണ് ഇത്തരമൊരു കൃത്യത്തിന് സുബീനയെ പ്രേരിപ്പിച്ചതെന്ന കാര്യം ഇനിയും വ്യക്തമല്ല. സ്വന്തം ഉമ്മയുമായി ഉള്ള പ്രശ്നമാണ് കാരണമെന്ന് പറയുന്നെങ്കിലും ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് സുബീനയുടെ ബന്ധുക്കളുടെ മൊഴിയെടുക്കും. ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്ത സുബീന മഞ്ചേരിയിലെ വനിതാ ജയിലിലാണുള്ളത് . പേരോട്ടെ പിഞ്ചോമനകളുടെ മൃതദേഹങ്ങൾ വീട്ടിലെത്തി: രാത്രി 9 ന് ഖബറടക്കും നാദാപുരം: മാതാവ് കിണറ്റിൽ എറിഞ്ഞു കൊന്ന മൂന്നര വയസ്സുകാരായ മുഹമ്മദ് റിസ്വാൻ ഫാത്തിമ നൗഹ എന്നിവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തി. രാത്രി 9ന് മുദാക്കര ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും. കുട്ടികളുടെ മാതാവായ സുബീനയുടെ പിതാവ് സൂപ്പി ഖത്തറിൽ നിന്ന് എത്തുന്നുണ്ട്. പൊന്നു മക്കളെ ഒരുനോക്ക് കാണണമെന്ന് ഇദ്ദേഹം ഗൾഫിൽനിന്ന് അറിയിച്ചതിനാൽ അദ്ദേഹം എത്തിയശേഷം ഖബറടക്കം നടത്താനാണ് തീരുമാനം. പോസ്റ്റ് മോർട്ടത്തിന് ശേഷം അൽപ സമയം മുൻപാണ് മൃതദേഹങ്ങൾ വീട്ടിലെത്തിയത്. ബാപ്പ റഫീഖിനെയും മറ്റു ബന്ധുക്കളെയും കാണിച്ച ശേഷം പള്ളിയിലേക്ക് കൊണ്ടു പോകും . പോസ്റ്റ് മോർട്ടം പൂർത്തിയായി: കുട്ടികളുടെ മൃതദേഹങ്ങൾ നാലരയോടെ വീട്ടിലെത്തും നാദാപുരം: മാതാവ് കിണറ്റിൽ എറിഞ്ഞു കൊന്ന മൂന്നര വയസ്സുകാരായ മുഹമ്മദ് റിസ്വാൻ ഫാത്തിമ നൗഹ എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി വൈകുന്നേരം നാലരയോടെ മൃതദേഹങ്ങൾ പേരോട് വീട്ടിലെത്തും. മുദാക്കര ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ആണ് ഖബറടക്കം നടക്കുന്നത്. കുട്ടികളുടെ മാതാവായ സുബീനയുടെ പിതാവ് സൂപ്പി ഖത്തറിൽ നിന്ന് നാട്ടിലേക്ക് എത്തുന്നുണ്ട്. പൊന്നു മക്കളെ ഒരുനോക്ക് കാണണമെന്ന് സൂപ്പി ഗൾഫിൽനിന്ന് അറിയിച്ചതിനാൽ അദ്ദേഹം എത്തിയശേഷം ഖബറടക്കം നടത്താനാണ് സാധ്യത. എന്നാൽ സൂപ്പിയുടെ വരവ് വൈകുകയാണെങ്കിൽ പെട്ടെന്ന് തന്നെ കബറടക്കം ഉണ്ടാവും എന്ന് നാട്ടുകാർ പറഞ്ഞു ദുരന്ത വിവരമറിഞ്ഞ് നിരവധി ആളുകളാണ് വീട്ടിലെത്തുന്നത്. പോസ്റ്റുമോർട്ടം മെഡിക്കൽ കോളേജിൽ; കൊല്ലപ്പെട്ട മക്കളുടെ മൃതദേഹം ഉച്ചതിരിഞ്ഞ് ഖബറടക്കും നാദാപുരം: പേരോട്ട് മാതാവ് കിണറ്റിലെറിഞ്ഞ ഇരട്ടക്കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി മെഡിക്കൽ കോളേജിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചതിരിഞ്ഞു നാട്ടിലെത്തിച്ചു ഖബറടക്കും. മൂന്നര വയസുകാരനായ മുഹമ്മദ് റിസവിൻ, ഫാത്തിമ റൗഹ എന്നിവരെയാണ് ഇന്നലെ രാത്രി മാതാവ് സബീന കിണറ്റിലെറിഞ്ഞത്. കുട്ടികളെ എറിഞ്ഞ ശേഷം മതവും ചാടിയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. മാതാവ് പോലീസ് കസ്റ്റഡിയിലാണ്. നാട് വിറങ്ങലിച്ചു: ദുരന്തത്തിന് കാരണമായത് സ്വന്തം ഉമ്മയുമായുള്ള പിണക്കമെന്ന് നാട്ടുകാർ നാദാപുരം: പിഞ്ചോമനകളെ കിണറ്റിലെറിഞ്ഞ സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പേരോട് പ്രദേശം. സി.സി.യു.പി സ്കൂളിനു സമീപം മൂന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റി ലെറിഞ്ഞ് കൊല്ലാൻ ശ്രമിക്കാൻ യുവതിയെ പ്രേരിപ്പിച്ചത് സ്വന്തം ഉമ്മയുമായുള്ള പിണക്കമാണെന്ന് നിഗമനം. പേരോട് മഞ്ഞാപുറത്ത് റഫീഖിൻ്റെ ഭാര്യ സുബീന യാണ് നാടിനെ നടുക്കിയ ക്രൂരത ചെയ്തത്. വാണിമേൽ പാലത്തിന് അടുത്ത നരിപ്പറ്റ റോഡിലെ തൂണേരിൻ്റെ വിട മുക്കിൽ പാണ്ടിതറെമ്മൽ സൂപ്പിയുടെ മകളാണ് സുബീന. സ്വന്തം മാതാവും സുബീനയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ വീട്ടിലെത്തിയ മാതാവ് സീനത്തും സുബീനയും തമ്മിൽ വാക്കു തർക്കം ഉണ്ടായതായി അയൽവാസികൾ പറയുന്നു. ഇതിന് പിന്നാലെ മാതാവ് മടങ്ങിയ ശേഷം ഭർത്താവ് വീട്ടിലില്ലാത്ത സമയത്താണ് യുവതി ഈ കടുംകൈ ചെയ്തത്. സുബീനയുടെ സഹോദരൻ ശബ്നാസ് വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. പേരോട്ട് മക്കളെ കിണറ്റിലെറിഞ്ഞ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു; പിഞ്ചോമനകളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു നാദാപുരം പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.സി.യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന മഞ്ഞാപുറത്ത് റഫീഖിൻ്റെ ഭാര്യ സുബീനയെയാണ് പുലർച്ചയോടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളായ മുഹമ്മദ്, ഫാത്തിമ എന്നീ കുട്ടികളാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്. ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്. യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ രക്ഷിച്ച യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. പിഞ്ചോമനകളെ കിണറ്റിലെറിഞ്ഞു കൊന്നു: ആത്മഹത്യക്ക് ശ്രമിച്ച മാതാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി നാദാപുരം പേരോട് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ വിട്ടു കിണറ്റിൽ എറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയായ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി.. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം സി. സി യു.പി സ്ക്കൂൾ പരിസരത്ത് താമസിക്കുന്ന മഞ്ഞാപുറത്ത് റഫീഖിൻ്റെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്നും വാണിമേലിലെ സ്വന്തം വീട്ടിൽ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് യുവതി കിണറ്റിലേക്ക് ചാടിയത്. ഒമ്പതര മണിയോടെ തന്നെ കുട്ടികളെ കിണറ്റിൽ ഇട്ടതായാണ് കരുതുന്നത്. യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഭാരത ബന്ദിന് ഐക്യദാർഡ്യവുമായി സി.പി.ഐ പ്രതിഷേധ ചൂട്ട് സമരം നാദാപുരം പാചക വാതക ഇന്ധനവില വർദ്ധനവിനും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനുമെതിരായി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായും 27 ൻ്റെ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സി.പി.ഐ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് പുറമേരിയിൽ കേര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങാവുമെന്ന് മന്ത്രി പ്രസാദ് പുറമേരി നാളികേരത്തിൻ്റെ ഉൽപാദനക്കുറവും രോഗകീടാക്രമണവും വിലയിടിവും മൂലം പ്രതിസന്ധിയിലായ നാളികേരകർഷകർക്ക് കൈത്താങ്ങായിട്ടാണ് കേരഗ്രാമം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് കൃഷി മന്ത്രി വി പ്രസാദ്. പുറമേരി ഗ്രാമ പഞ്ചായത്തിന്റെ കേര ഗ്രാമം പദ്ധതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പദ്ധതികളിലൊന്നാണ് കേരഗ്രാമം. സംയോജിത വളപ്രയോഗത്തിലൂടെ രോഗകീട നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിച്ചു കൊണ്ട് നാളികേര ഉത്പാദനം വർധിപ്പിക്കുന്ന തോടൊപ്പം കർഷകരുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ കൃഷി ഭവനുകളിലെ കൃഷി അസിൻ്റുമാരുടെ ഒഴിവ് ഒക്ടോബർ മാസത്തിൽ നികത്തുമെന്നും മന്ത്രി അറിയിച്ചു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ .വി .കെ ജ്യോതി ലക്ഷ്മി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം.വി ജയൻ ,കൃഷി ഓഫീസർ സി.എൻ. അശ്വതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു . എടച്ചേരിയിൽ സമ്പൂർണ്ണ വാക്സിനേഷൻ; ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാദരം എടച്ചേരി: 18 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി സമ്പൂർണ്ണ ഫസ്റ്റ് ഡോസ് വാക്സിനേഷൻ പഞ്ചായത്താക്കി മാറ്റിയ എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാദരം ഒരുക്കി പഞ്ചായത്ത്. പഞ്ചായത്ത് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും നൽകിയ സ്നേഹാദരം പഞ്ചായത്ത് പ്രസിഡണ്ട് എൻ. പത്മിനി ടീച്ചറും സെക്രട്ടറി മോഹൻരാജും ചേർന്ന് മെഡിക്കൽ ഓഫീസർ ഡോ. ആദർശ് ഉദയന് നൽകി. വൈസ് പ്രസിഡണ്ട് എം. രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, മെമ്പർ ഡാനിയ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കൊയിലോത്ത് രാജൻ, കുഞ്ഞിരാമൻ മാസ്റ്റർ രാഷ്ട്രീയ കക്ഷി നേതാക്കളായ യു .പി മൂസ്സ സി.സുരേന്ദ്രൻ, വത്സരാജ് മണലാട്ട്, പി. സത്യൻ, ജനപ്രതിധികൾ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ പാലപ്പറമ്പത്ത് സ്വാഗതവും അസി.സെക്രട്ടറി അനൂപ് തേവൻറവിട നന്ദിയും പറഞ്ഞു. കാട്ടാനക്ക് പിന്നാലെ പുള്ളിപ്പുലിയും: ആശങ്കയുടെ മുൾമുനയിൽ വിലങ്ങാട് മലയോരം. വാണിമേൽ കാട്ടാന ശല്യത്താൽ പൊറുതി മുട്ടിയ വിലങ്ങാട് മലയോരത്ത് പുള്ളി പുലിയുടെ സാന്നിധ്യവും. പാനോം കുരിശുപള്ളിക്കു സമീപം പുള്ളിപ്പുലി ഇറങ്ങിയത് വനം വകുപ്പ് സ്ഥിരീകരിച്ചു. കണ്ണവം വനമേഖലയോടു ചേർന്ന വലിയ പാനോത്ത് കുരിശുപള്ളിക്കു സമീപമാണ് കഴിഞ്ഞ ദിവസം ചെളിയിൽ പതിഞ്ഞ വലിയ കാൽപ്പാടുകൾ കണ്ടത്. പ്രദേശവാസികളായ യുവാക്കൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. കാൽപ്പാടുകളുടെ ഫോട്ടോ മുത്തങ്ങ വന്യജീവി സങ്കേതത്തിലെ അധികൃതർക്ക് അയച്ചപ്പോഴാണ്‌ പുള്ളിപ്പുലിയുടെ കാൽപ്പാടുകളാണെന്ന്‌ സ്ഥിരീകരിച്ചത്. രണ്ടുമാസം മുമ്പ് ആനക്കുഴി പ്രദേശത്ത് നാട്ടുകാരൻ പുലിയെ കണ്ടിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത് സി.പി.ഐ.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് നാടിന് സമർപ്പിച്ചു. നാദാപുരം: സി പി ഐ എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസ് നാടിന് സമർപ്പിച്ചു.ഇരിങ്ങണ്ണൂർ ടൗണിനു സമീപം ഇ വി കുമാരൻ്റെസ്മരണാർത്ഥം ഇരുനിലകളോടെ നിർമ്മാണം പൂർത്തീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം സി പി ഐ എം ജില്ല സെക്രട്ടറി പി മോഹനൻ നിർവ്വഹിച്ചു. ടി അരവിന്ദാക്ഷൻ അധ്യക്ഷനായി. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി പി ചാത്തു ഫോട്ടോ അനാശ്ചാദനം ചെയ്തു. സി പി ഐ എം ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും ബി ബജീഷ് നന്ദിയും പറഞ്ഞു. മീഡിയ വിഷൻ ഇംപാക്ട്: കണിയാങ്കണ്ടിപ്പാറയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവ് കണിയാങ്കണ്ടിപ്പാറയിലെ മാലിന്യ നിക്ഷേപത്തിനെ തിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. ഈ പ്രദേശം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മീഡിയ വിഷൻ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് ഉന്നത തല സംഘം ഇവിടെ പരിശോധന നടത്തി. പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും ഉദ്യോഗസ്ഥരാണ് മാലിന്യം നിക്ഷേപിച്ച കണിയാംകണ്ടി പാറയിൽ എത്തിയത്. മാലിന്യം നിക്ഷേപിച്ചവരേ ക്കുറിച്ച് അന്വേഷിച്ച് നടപടിയെടു ക്കാനും ആ പ്രദേശത്തേ മാലിന്യ മുക്തമാക്കാനും പഞ്ചായത്തിൻ്റേ ഭാഗത്തുനിന്നും നടപടിയുണ്ടാവുമേന്ന് പ്രസിഡൻ്റ് നസീമ കൊട്ടാരം പറഞ്ഞു. ജലമർമ്മരം ചിത്രകലാ ക്യാമ്പിന് തോണിക്കയത്ത് തുടക്കമായി നാദാപുരം: കലയും പ്രകൃതിയും രണ്ടല്ലെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ഓർമ്മപ്പെടുത്തി മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളിലൂടെ അനുദിനം മലിനമാക്കപ്പെടുന്ന നദികൾ സംരക്ഷിക്കണമെന്ന ആവശ്യം ലക്ഷ്യമാക്കി 20 ഓളം ചിത്രകാരന്മാർ നടത്തുന്ന ജലമർമ്മരം ചിത്രകലാ ക്യാമ്പ് തോണിക്കയത്ത് തുടങ്ങി. വാണിമേലിലെ മലയോര മേഖലയായ വിലങ്ങാടിന്റെ സമീപ പ്രദേശങ്ങളായ തോണിക്കയം, തിരികക്കയം എന്നീ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടം ഉൾപ്പെടുന്ന പ്രദേശങ്ങൾ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിയാണ് രണ്ടു ദിവസത്തെ ക്യാമ്പ് നടക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത് ചിത്രകാരന്മാരാണ് കലാവൈഭവം തെളിയി ക്കുന്നത്. പ്രകൃതി മനോഹാരിത ഒപ്പിയെടുത്ത ചിത്ര രചനയിലൂടെ ഇന്ന് രാവിലെയാണ് ക്യാമ്പ് തുടങ്ങിയത്. കൺവീനർ സത്യൻ നീലിമ, ഡയറക്ടർ മനീഷ മറുവശ്ശേരി, കോഡിനേറ്റർ വേണു ചീക്കൊന്ന്, പ്രഭാകുമാർ ഒഞ്ചിയം എന്നിവരാണ് നേതൃത്വം നൽകുന്നത്. രാംദാസ് കക്കട്ടിൽ, അബ്ദുൽ ലത്തീഫ്, ജെസി മനോജ്‌, രാജീവ്‌ ചാം, വത്സൻ പിലാവുള്ളതിൽ, രാജഗോപാൽ, വിപിൻദാസ്, പവി കൊയ്യോട്, സൂരജ് കുമാർ, സനികസിംഗ്, സുനിൽബാബു കൊറോത്, അഞ്ചൽ അശോക്, ജസ് ജോസ് ജെയിംസ് എന്നിവർ ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. സമാപനസമ്മേളനം നാളെ 4 മണിക്ക് വിലങ്ങാട് ടൗണിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുരയ്യ ടീച്ചറുടെ അധ്യക്ഷതയിൽ നാദാപുരം എം എൽ എ വിജയൻ ഉദ്ഘാടനം ചെയ്യും കാട്ടാനശല്യം: സമഗ്രപദ്ധതി ആവിഷ്ക്കരിക്കാൻ സർവകക്ഷി തീരുമാനം വാണിമേൽ: വിലങ്ങാട് മലയോരത്തെ കാട്ടാന ശല്യം തടയാൻ സമഗ്ര പദ്ധതിക്ക് രൂപം നൽകണമെന്ന് സർവ്വ കക്ഷിയോഗത്തിൽ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് 2 30 മുതൽ വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിലാക്ക് സർവ്വകക്ഷി യോഗം ചേർന്നത്. താമരശ്ശേരി യിൽ നിന്നുള്ള റാപ്പിഡ് ആക്ഷൻ ടീമിൻറെ സേവനം അടുത്ത രണ്ടാഴ്ചക്കാലം മലയങ്ങാട് പ്രദേശത്ത് ഇവിടെ ലഭ്യമാക്കും രാത്രികാല നിരീക്ഷണം ഏർപ്പെടുത്താൻ താൽക്കാലിക വാച്ചർമാരെ നിയമിക്കും. കൃഷിനാശം ഉണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. നിലവിലുള്ള ഫെൻസിങ് സംവിധാനം അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കും പുതിയ ഫെൻസിംഗ്‌, കൽ മതിൽ എന്നിവ സ്ഥാപിക്കാൻ വനം വകുപ്പിന് പ്രൊപ്പോസൽ നൽകും. ഇ കെ വിജയൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ജില്ലാ ഫോറസ്റ്റ് ഓഫീസർ കെ രാജീവൻ ജനപ്രതിനിധികളായ എം കെ മജീദ്, ഫാത്തിമ കണ്ടിയിൽ, കെ ചന്ദ്രബാബു, രാഷ്ട്രീയ പാർട്ടി നേതാക്കളായ എൻ. കെ മൂസ മാസ്റ്റർ, പി എ ആൻറണി, രാജു അലക്സ് തുടങ്ങിയവർ സംസാരിച്ചു. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചിലവ് കുറക്കാൻ പിന്തുണ നൽകുമെന്ന് കുവൈറ്റ് ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറിൻറെ ചിലവ് കുറക്കാൻ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ശരിയായ രീതിയിൽ ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ പരമാവധി 300 ദിനാർ മാത്രമേ ചെലവ് വരൂ. നിലവിൽ ഇതിൻറെ നാലിരട്ടിയോളം ചെലവ് വരുന്നു അടുത്തിടെ ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പിട്ട ഗാർഹികതൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ റിക്രൂട്ട്മെൻറ് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന വ്യവസ്ഥകളുണ്ട്. കൂടുതൽ തൊഴിലാളികൾ ഇന്ത്യയിൽ നിന്ന് വരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ സഹായിക്കും. 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദം ഇല്ലാത്തവർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നത് അടക്കമുള്ള കുവൈത്ത് അധികൃതരുടെ തീരുമാനങ്ങളെ മാനിക്കുന്നു. അത്തരം തീരുമാനമെടുക്കാൻ കുവൈത്തിന് അവകാശമുണ്ട്. ഗാർഹിക തൊഴിലാളി ക്ഷാമവും ഉയർന്ന റിക്രൂട്ട്മെൻറ് ചെലവും സ്വദേശികൾ അനുഭവിക്കുന്ന വലിയ പ്രശ്നമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്മെൻറ് ചെലവ് ആയിരം ദിനാറിന് മുകളിലാണ്. ഇതിൻറെ മൂന്നിലൊന്ന് ചെലവിൽ ഇന്ത്യയിൽനിന്ന് കൊണ്ടുവരാൻ കഴിയുമെങ്കിൽ നിരവധി ഇന്ത്യക്കാർക്ക് കുവൈത്തിൽ തൊഴിൽ അവസരം നൽകാനും ഇത് വഴിയൊരുക്കും ശിഹാബിന്റെ ഓർമയിൽ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു പാറക്കടവ് വരൾച്ചാ കാലങ്ങളിൽ ചെക്യാട് പ്രദേശങ്ങളിൽ കുടിവെള്ളം നൽകി എല്ലാവരുടെയും പ്രിയങ്കരനായിരുന്ന പുത്തൻപുരയിൽ ശിഹാബിന്റെ സ്മരണക്കായി എസ് കെ എസ് എസ് എഫ് കൊയമ്പ്രംപാലം യൂണിറ്റ് വാട്ടർ കൂളർ സ്ഥാപിച്ചു. സയ്യിദ് സയീദ് ഗസ്സാലി ഉദ്‌ഘാടനം നിർവഹിച്ചു. എം. കെ അമ്മാൻകുട്ടി ഹാജി, കെ കെ അബൂബക്കർ ഹാജി, വി കെ അബൂബക്കർ മാസ്റ്റർ, സാദിഖ് റഹ്മാനി, ഉമർ ലത്തീഫി, തയ്യിബ് പി പി, ഹമീദ് കെ കെ, ഹസ്സൻ കെ കെ, അബിനാസ് കെ,,റഫീഖ് ചാമാളി,ബഷീർ കെ റഫീഖ് ഒ കെ അഹ്‌മദ്‌ പി,റിയാസ് കെ, ഫസൽ കെ കെ,ഇബ്രാഹിം കെ എന്നിവർ പങ്കെടുത്തു. പാട്ടോൻ ഉസ്മാൻ സ്മാരക ബസ് സ്റ്റോപ്പ്‌ ഉദ്ഘാടനം ചെയ്തു പാറക്കടവ് പാട്ടോൻ ഉസ്മാൻ സ്മാരക ബസ്സ്റ്റോപ്പ്‌ ചെക്യാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹമൂദ് പാട്ടോന്റവിട, ഓ വി നാസർ, ഹംസ കോമത്ത്, ഷംസു പി കെ, കെ കെ അബൂബക്കർ ഹാജി, മുഹമ്മദലി താനിയെറ്റ്,സുനിൽ കെ, രവീന്ദ്രൻ പി ആർ തുടങ്ങിയവർ പങ്കെടുത്തു. മഹമൂദ് തൊടുവയിൽ സ്വാഗതവും ഓ കെ റഫീഖ് നന്ദിയും പറഞ്ഞു. എം.എ റഹീം മൗലവി സ്മരണിക പുറത്തിറക്കുന്നു കുറ്റ്യാടി: ഖുർആൻ പണ്ഡിതനും, വേദഗ്രന്ഥങ്ങളുടെ താരതമ്യ പഠനത്തിലൂടെ ശ്രദ്ധേയനും, മതസൗഹാർദവേദിയിലെ വഴികാട്ടിയുമായിരുന്ന എം.എ റഹീം മൗലവിയുടെ പേരിൽ സ്മരണിക പുറത്തിറക്കുന്നു. മത താരതമ്യ പഠനത്തിൽ അദ്ദേഹത്തിൻ്റെ രചനകളും, മത സൗഹാർദ്ദ രംഗത്ത് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും ശ്രദ്ധേയമായിരുന്നു. ഒരിക്കലും മരിക്കാത്ത മനോഹരങ്ങളായ വരികൾക്ക് ഈണം നൽകിയ പ്രഗൽഭനായ കവി കൂടിയായിരുന്ന മൗലവി വിവിധ വേദ ഗ്രന്ഥങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തി. മതങ്ങളുടെ ഐക്യത്തിൻ്റെയും, സഹിഷ്ണുതയുടെയും വഴി കാണിച്ച പ്രബോധകനെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് കെ.എൻ.എം കുറ്റ്യാടി മണ്ഡലം സ്മരണികക്ക് രൂപം നൽകുന്നത്. സ്മരണിക ഉപസമിതിക്ക് രൂപം നൽകി. സഈദ് തളിയിൽ, ഹനീഫ് കായക്കൊടി,ടി അഹമദ് ഫാറൂഖി, അഹമദ് മാസ്റ്റർ, ടി.പര്യയി, ശരീഫ് മാസ്റ്റർ, ബാബു മാസ്റ്റർ, സി എച്ച് അഹമദ്, അബ്ദുസമദ്, സുബൈർ ഗദ്ദാഫി, അൻവർ മാസ്റ്റർ എന്നിവർ സംസാരിച്ചു. നാദാപുരം: താലൂക്ക് ഗവ: ആശുപത്രിയിൽ മോർച്ചറിയും രക്ത ബാങ്കും സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ലോക്താന്ത്രിക്ക് യുവജനതാദൾ നാദാപുരം നിയോജക മണ്ഡലം കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇവ സ്ഥാപിച്ച് കഴിഞ്ഞാൽ മലയോര മേഖലയിലടക്കമുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. ഇപ്പോൾ വടകരയിലെയും തലശ്ശേരിയിലെയും ആശുപത്രികളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു സംസ്ഥാന ജന: സിക്രട്ടറി ഇ കെ സജിത്ത്കുമാർ, കെ രജീഷ്, ടി. പ്രകാശൻ ശ്രീജിത്ത് പുറക്കാലുമ്മൽ, രജ്ഞിത്ത് പി ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജല മർമ്മരത്തിന് ഒരുക്കങ്ങളായി; തോണിക്കയത്ത് സർഗ്ഗ വൈഭവം തെളിയിക്കാൻ ചിത്രകാരമാർ ഒന്നിക്കുന്നു നാദാപുരം: വിലങ്ങാട് മലയോരം കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിത്രകാരൻ മാർ ഒന്നിച്ചണിനിരക്കുന്നു. 24, 25 വെള്ളി, ശനി തീയതി കളിൽ തോണിക്കയത്ത് നടക്കുന്ന ചിത്രകാരർമാരുടെ സംഗമത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപത് ചിത്രകാരന്മാരാണ് കലാവൈഭവം തെളിയി ക്കാൻ എത്തുന്നത്. 24 ന് രാവിലെ 9 മണിക്ക് പ്രകൃതി മനോഹാരിത ഒപ്പിയെടുത്ത് ചിത്ര രചനക്ക് തുടക്കമാകും. പി വത്സൻ, ജെസി മനോജ്, സൂരജ്‌കുമാർ, വിപിൻ‌ദാസ്, ടി വി രാജഗോപാൽ, പ്രഭകുമാർ, രാജീവ് ചാം മനീഷ എം, രാംദാസ് കക്കട്ടിൽ, വേണു ചീക്കോന്ന്, സത്യൻ നീലിമ, പവി കൊയ്യോട്, സുനിൽ ബാബു, അബ്ദുൽ ലത്തീഫ്, അഞ്ചൽ അശോക്, ശനികാ സിംഗ് ജോഷ്വ ജോസഫ് എന്നീ ചിത്രകാരൻമാരാണ് രണ്ടു ദിവസങ്ങളിൽ മലയോരത്ത് വിസ്മയ കാഴ്ച ഒരുക്കുന്നത്. 25 ന് വൈകീട്ട് 3 മുതൽ വിലങ്ങാട് ടൗണിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 4 മണിക്ക് സമാപന സമ്മേളനം ഇ കെ വിജയൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ അധ്യക്ഷത വഹിക്കും. ജല മർമരം എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ സത്യൻ നീലിമ, മനീഷ, വേണു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗോൾഡ് പാലസ് നിക്ഷേപത്തട്ടിപ്പ്: മുഴുവൻ പ്രതികളും അറസ്റ്റിലായി; ഇരകളുടെ സംഗമം ഇന്ന് കല്ലാച്ചിയിൽ നാദാപുരം: കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. കുറ്റ്യാടിക്കടുത്ത കരണ്ടോട് സ്വദേശി തൊടുവയിൽ സബീലിനെ യാണ് ഇന്ന് കുറ്റ്യാടിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾ എല്ലാം നേരത്തെ അറസ്റ്റിലായിരുന്നു. അതിനിടെ, ജ്വല്ലറിയിൽ സ്വർണവും പണവും നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംഗമം ഇന്ന് വൈകുന്നേരം നാലു മണിക്ക് കല്ലാച്ചിയിലെ ഗോൾഡ് പാലസിന് മുന്നിൽ നടക്കും. ഒമാനിലെ പള്ളികൾ വെള്ളിയാഴ്ച തുറക്കുന്നു: വിശ്വാസികൾ ആഹ്ലാദത്തിൽ മസ്കറ്റ്: കൊവിഡ് മഹാ മാരിയെ തുടർന്ന് രണ്ടു വർഷത്തിലേറെയായി അടഞ്ഞു കിടക്കുന്ന ഒമാനിലെ പള്ളികൾ 24 ന് വെള്ളിയാഴ്ച തുറക്കും. ജുമുഅയുമായി ബന്ധപ്പെട്ട് ഒമാൻ ഭരണ കൂടം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. വാക്സിൻ എടുത്തവർക്ക് മാത്രമാണ് പള്ളിയിൽ പ്രവേശനം. ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സെപ്റ്റംബർ മാസത്തിലും അതിനു ശേഷം രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കുമാണ് പ്രവേശനം. പള്ളിയുടെയും അതിന് ചേർന്നുള്ള ഭാഗത്തിൻ്റെയും ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ 50% ത്തിൽ കൂടുതൽ നമസ്കാരക്കാർ ഉണ്ടാകുവാൻ പാടില്ല. നമസ്കാരത്തിൻ്റെ ഒന്നര മണിക്കൂർ മുമ്പ് പള്ളികൾ തുറക്കും. ജുമുഅ ഖുതുബ 10 മിനുട്ടിലധികം വർധിക്കരുത്. നമസ്കാരം 15 മിനുട്ടിൽ കൂടാൻ പാടില്ല. നമസ്കാരത്തിന് ശേഷം അരമണിക്കൂർ കഴിഞ്ഞാൽ പള്ളികൾ അടക്കും. ജുമുഅക്ക് പങ്കെടുക്കുവാൻ ഓൺലൈൻ വഴി റെജിസ്റ്റർ ചെയ്യണം എന്ന നിർദേശം ഔദ്യോഗികമായി ഇത് വരെ നൽകിയിട്ടില്ല. ഇപ്പൊൾ പ്രചരിക്കുന്ന വെബ്സൈറ്റ് ലിങ്ക് പള്ളികളിൽ ജുമുഅ നടത്തുവാൻ വേണ്ടി ഉത്തരവാദപ്പെട്ട ആളുകൾ സമർപ്പിക്കേണ്ട അപേക്ഷയുടെ ലിങ്കാണ്. ഈ അപേക്ഷാ ഫോം വഴി ഔദ്യോഗിക വൃത്തം സ്ഥിരീകരിച്ച പള്ളികളിൽ മാത്രമേ ജുമുഅ ഉണ്ടാകുകയുള്ളൂ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഒമാൻ ഭരണ കൂടം ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. നാദാപുരം: ടി.ഐ.എം ഗേൾസ് ഹയർ സെക്കന്ററി സ്ഥാപക പ്രധാന അധ്യാപകനും, ദേശീയ അധ്യാപക അവാർഡ് ജേതാവുമായ മായ പിബാലകൃഷ്ണക്കറുപ്പ് വിദ്യാഭ്യാസ മേഖലയിലെ ശില്പിയായിരുന്നുവെന്ന് ഇ കെ വിജയൻ എം.എൽ എ .കഴിഞ്ഞ ദിവസം നിര്യാതനായ ബാലകൃഷ്ണക്കുറുപ്പിന്റെ അനുസ്മരണ പരിപാടി എസ്.കെ.എസ്.എസ്.എഫ് നാദാപുരം മേഖലാ നേതൃ സംഗമം നടത്തി കരിയർ ഗുരു എം.എസ് ജലീൽ നയിക്കുന്ന സൗജന്യ ഗൈഡൻസ് ക്ലാസ് 25 ന് നാദാപുരത്ത്. നാദാപുരം: കോമേഴ്‌സ് മാനേജ്മെന്റ് വിഷയങ്ങളിൽ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുമായി EXEEduTech ഉം മലബാർ കോളേജും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കല്ലാച്ചിയിലെ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് സെപ്റ്റംബർ 25 നു രാവിലെ 10 മണിക്ക്‌ കേരളത്തിലെ പ്രമുഖ കരിയർ കൗൺസിലർ എം.എസ് ജലീൽ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കും. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം നിർവഹിക്കും. +2 പഠനം കഴിഞ്ഞവർക്കും, ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും കൃത്യമായ ദിശാബോധം ലഭിക്കുവാൻ ഈ പ്രോഗ്രാം സഹായകരമാവുന്നതാണെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ ആദ്യം രെജിസ്റ്റർ ചെയുന്ന നിശ്ചിത വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. വാണിമേൽ: സപ്തംബർ 27 നു നടത്തുന്ന ഭാരത ബന്ദ്‌ വിജയിപ്പിക്കുമെന്ന് ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ കെ രാജീവ്‌. വാണിമേൽ മണ്ഡലം ഐ എൻ ടി യു സി സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടുമെന്നും മുന്നറിയിപ്പ്‌ നൽകി. ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ്‌ ജയേഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വർക്കിംഗ്‌ കമ്മറ്റി മെമ്പർ മനോജ്‌ എടാണി, മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ഷാജി, റീജണൽ കമ്മറ്റി പ്രസിഡന്റ്‌ കെ ടി കെ അശോകൻ, മോട്ടോർ ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ ബാലകൃഷ്ണൻ, ടി കെ മൊയ്തൂട്ടി എന്നിവർ സംസാരിച്ചു. ഷരീഫ്‌ കെ കെ സ്വാഗതവും അന്ത്രു കെ കെ നന്ദിയും പറഞ്ഞു ചേലക്കാട് വില്ല്യാപ്പള്ളി വടകര റോഡ്: സ്ഥലം വിട്ടു നൽകുന്നവർക്ക് നഷ്ട പരിഹാരം നൽകണമെന്ന് കർമ്മ സമിതി നാദാപുരം: ചേലക്കാട് വില്ല്യാപ്പള്ളി വടകര റോഡ് വികസനം പരമാവധി പാരിസ്ഥിതിക സാമൂഹിക ആഘാതം കുറക്കുന്ന തരത്തിൽ വീതി 10 മീറ്ററാക്കണമെന്നും ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ചേലക്കാട് മേഖലാ തല കർമ്മ സമിതി നിലവിൽ വന്നു. കുമ്മങ്കോട് കെ.കെ.സി. ഹൗസിൽ നടന്ന കൺവൻഷൻ കെ.ടി.കെ.അശോകൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കെ.കെ.രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.ഷാജു സ്വാഗതം പറഞ്ഞു . ഭാരവാഹികൾ അബ്ദുൾ ഹമീദ് (ചെയർ എം.പി.ബഷീർ (വൈ.ചെയർ പി. ഷാജു (കൺ ടി. മുരളീ ദാമോധരൻ (ജോ.കൺ കെ.കെ.സി സഫ്വാൻ (ട്രഷ.) പ്രവാസ ലോകത്തെ വാർത്തകളും വിശേഷങ്ങളുമായി മീഡിയ വിഷൻ ഇനി മിഡിലീസ്റ്റിലും നാദാപുരം: കഴിഞ്ഞ മൂന്നുവർഷമായി നാദാപുരം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മീഡിയ വിഷൻ ന്യൂസ് ചാനൽ മിഡിൽ ഈസ്റ്റ് എഡിഷൻ ആരംഭിക്കുന്നു. പ്രവാസ ലോകത്തെ വാർത്തകളും വിശേഷങ്ങളും തൽസമയം ജനങ്ങളിൽ എത്തിക്കുകയാണ് മിഡിൽ ഈസ്റ്റ് എഡിഷൻ ലക്ഷ്യമിടുന്നത്. ദുബായ്, ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാർത്തകൾ കൃത്യമായും സത്യസന്ധമായും ജന ങ്ങളിലെത്തിക്കും മിഡിൽ ഈസ്റ്റ് എഡിഷൻ ഹെഡ് ഓഫീസ് ഒമാനിൽ പ്രവർത്തിക്കും. ബ്യൂറോ ചീഫ് ജസ്ല മുഹമ്മദ് ബുധനാഴ്ച ഒമാനിലേക്ക് യാത്രതിരിക്കും. മിഡിൽ ഈസ്റ്റ് എഡിഷൻ പ്രഖ്യാപനം മീഡിയ വിഷൻ ഡയറക്ടറും പ്രവാസി വ്യാപാരിയുമായ യു കെ റാഷിദ് ജാതിയേരി നിർവഹിച്ചു. ലോഗോ പ്രകാശനം ഡയറക്ടർമാരായ അസീസ് പുളിയച്ചേരി, വി കെ പെരുവൻകര എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ചീഫ് എഡിറ്റർ എം കെ അഷ്റഫ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് എഡിറ്റർ മുഹമ്മദലി തിനൂർ സ്വാഗതം പറഞ്ഞു. ന്യൂസ് എഡിറ്റർ ശരണ്യ അനൂപ് പദ്ധതി വിശദീകരിച്ചു. എഡിറ്റർ റാഷിദ് കുമ്മങ്കോട്, സബ് എഡിറ്റർ വത്സരാജ് മണലാട്ട് ക്യാമറാമാൻ അശ്വന്ത്, മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ജസ്ല മുഹമ്മദ് എന്നിവർ സംസാരിച്ചു. കാട്ടാന നശിപ്പിച്ച കൃഷിയിടത്തിൽ ചർച്ച് വികാരിയും സംഘവും എത്തി വാണിമേൽ: വിലങ്ങാട് കാട്ടാന കൃഷി നശിപ്പിച്ച മലയങ്ങാട് കൃഷിസ്ഥലത്ത് വിലങ്ങാട് ഫെറോനയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഫെറോനാ ചർച്ചു വികാരി റവ. ഫാദർ ബെന്നി കാരക്കാട്ട്, വാളൂക്ക് ഇടവക വികാരി റവ. ലിൻസ് മുണ്ടക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്,കർഷരുടെ ആശങ്ക അകറ്റണമെന്നും അവരുടെ നഷ്ട്ടപെട്ട വിളകൾക്ക് അർഹമായ നഷ്ടപരിഹാരം സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി നൽകാൻ സർക്കാരും അധികൃതരും എത്രയും വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു, കോഴിക്കോട് DFO യുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. കർഷകരായ ജോസഫ് ആലപ്പാട്ട്, റോയ് മേമറ്റത്തിൽ, സിബി ആലപ്പാട്ട്, സ്റ്റെബിൻ, ഷെറിൽ കണിരാഗം തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. സ്വകാര്യ ബസ് ബൈക്കിലിടിച്ചു യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. നാദാപുരം: സ്വകാര്യ ബസ് ഇടിച്ച ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നാദാപുരം ടൗണിൽ ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തു നിന്ന് എത്തിയ എ എൻ ബി എസ് ബസ് ആണ് എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രികനായ പയന്തോങ്ങ് സ്വദേശി ബാലൻ പെട്ടെന്നു തന്നെ ബൈക്ക് വെട്ടിച്ചതിനാൽ വലിയ അപകടത്തിൽ നിന്ന് ഒഴിവായി. ബൈക്കിൻ്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവത്തിനുശേഷം ബസ് നിർത്താതെ സ്റ്റാൻഡിലേക്ക് എടുത്തത് നാട്ടുകാരെ ക്ഷുഭിതരാക്കി. ബസ് ഡ്രൈവറും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ബൈക്കിനുണ്ടായ നാശ നഷ്ടങ്ങൾ പരിഹരിക്കാൻ ബസ് ജീവനക്കാരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാടിനെ വിഴുങ്ങാനുള്ള ശ്രമം; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു നാദാപുരം: കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പുംശ്വാസം മുട്ടി കാട്ടാടും ചത്തു. വിലങ്ങാട് വലിയ പാനോം കുരിശ് പളളി റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പെരുമ്പാമ്പ് കാട്ടാടിനെ പിടികൂടി വിഴുങ്ങാനുളള ശ്രമത്തിലായിരുന്നു. മരണവെപ്രാളത്തിനിടയിലാണ് ആടിന്റെ കൊമ്പ് കൊണ്ട് പാമ്പിനു കുത്തേറ്റത്. മുറിവേറ്റ നിലയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടയിൽ പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞ് ആടിനും ജീവഹാനി സംഭവിച്ചിരുന്നു. മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ആടിനെയും പാമ്പിനെയും വനം വകുപ്പ് അധികൃതർ കൊണ്ടുപോയി. അപൂർവ്വ രോഗം; വരിക്കോളിയിൽ പശുക്കൾ ചത്തു നാദാപുരം അപ്പൂർവ്വ രോഗം ബാധിച്ച് വാരിക്കോളിയിൽ പശുക്കൾ ചാവുന്നു. വരിക്കോളിയിലെ കിഴക്കെ വീട്ടിൽ ഹമീദിന്റെ ഗർഭിണിയായ പശുവാണ് ഇന്നലെ ചത്തത്. കറവയുള്ള പശു പെട്ടെന്ന് അവശ നിലയിലാവുകയും മൃഗഡോക്ടറെ വിവരം അറിയിച്ചെങ്കിലും എത്തുന്നതിനു മുമ്പേ ചാവുകയായിരിരുന്നു. കഴിഞ്ഞ ദിവസം വരിക്കോളിയിലെ തന്നെ കൂവ്വക്കാടൻ വീട്ടിൽ അബുദുല്ലയുടെ ഗർഭിണിയായ പശുവും സമാന രീതിയിൽ ചത്തിരുന്നു. വയലിൽ പുല്ല് തിന്നാൻ കെട്ടിയിട്ടിരുന്ന പശുവിനെ അഴിക്കാൻ വേണ്ടി ചെന്ന് നോക്കുമ്പോൾ ചത്ത നിലയിൽ കാണുകയായിരുന്നു. അരലക്ഷത്തോളം വില വരുന്നതാണ് രണ്ടു പശുക്കളും. ഇരുവരുടെയും ഉപജീവന മാർഗം കൂടിയായിരുന്നു പശുക്കൾ. വിലങ്ങാട് മലയോരത്തെ കാട്ടാന ശല്യം: ജന പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു വാണിമേൽ: ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി ഭീതിപരത്തുകയും, നിരവധി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥലം എം എൽ എ യും സർക്കാരും അടിയന്തിര മായി ഇടപെടണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ആവശ്യപ്പെട്ടു. നാശ നഷ്ടമുണ്ടായ സ്ഥലങ്ങളിൽസന്ദർശനം നടത്തിയ ശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ഈ പ്രദേശത്ത് താമസക്കാരായ കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും, തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങി നിരവധി മരങ്ങൾ തകർത്തതു വഴി കൃഷിക്കാർക്ക് ഭീമമായ നഷ്ടം സംഭവിച്ചെന്നും കർഷകർ സംഘത്തെ ധരിപ്പിച്ചു. അടുത്ത ദിവസം തന്നെ വനം വകപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന യോഗം വിളിച്ചു കൂട്ടുമെന്നും സർക്കാരിൻ്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. വൈസ് പ്രസിഡൻ്റ് സൽമാ രാജു, സ്ഥിരം സമിതി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ എം.കെ.മജീദ്, റസാക്പറമ്പത്ത്, റംഷിദ് ചേരനാണ്ടി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് പ്രദേശവാസികളും കർഷകരുമായ സാബു ആലപ്പാട്ട്, ബിപിൻ തോമസ്, റോയ് മേമറ്റത്തിൽ, സിബി ആലപ്പാട്ട് എന്നിവർ സംഘത്തിന് കാര്യങ്ങൾ വിവരിച്ചു കൊടുത്തു. ലൈഫ് പദ്ധതി: എടച്ചേരിയിൽ മൂന്ന് വീടുകളുടെ താക്കോൽ കൈമാറി എടച്ചേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍‍ ഉൾപ്പെടുത്തി നിർമ്മിച്ച എടച്ചേരി ഗ്രാമപഞ്ചായത്തിലെ പൂർത്തീകരിച്ച 3 വീടുകളുടെ താക്കോൽ ദാനം എടച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മിനി ടീച്ചര്‍ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് എം രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻരാജ് വി പി, സ്ഥിരം സമിതി ചെയർപേഴ്സൺമാർ, വാർഡ്‌ മെമ്പർമാർ എന്നിവർ സംസാരിച്ചു. വില്ലേജ് എക്സ്റ്റന്‍ഷൻ ഓഫീസര്‍ പ്രത്യുഷ ചടങ്ങിൽ സ്വാഗതം പറഞ്ഞു. നാദാപുരത്ത് ജൈവ വളം വിതരണം ചെയ്തു നാദാപുരം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു ഗുണഭോകൃത വിഹിതം അടച്ച പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും ആവശ്യമായ ജൈവ വളമാണ് നൽകിയത്. പ്രസിഡന്റ് വി.വി മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ നാസർ എം.സി സുബൈർ, റീന കിണമ്പ്രേമ്മൽ കൃഷി ഓഫിസർ ജസീറ, മെംബർ വി. അബ്ദുൽ ജലീൽ സംസാരിച്ചു. ചെക്യാട് പിലാക്കൂൽ പള്ളിക്ക് സമീപം താമസിക്കുന്ന ജാതിയേരിയിലെ കണ്ടച്ചവീട്ടിൽ സൂപ്പർകണ്ടി സൂപ്പി (75) നിര്യാതനായി നാദാപുരം: ചെക്യാട് പിലാക്കൂൽ പള്ളിക്ക് സമീപം താമസിക്കുന്ന ജാതിയേരിയിലെ കണ്ടച്ചവീട്ടിൽ സൂപ്പർകണ്ടി സൂപ്പി (75) നിര്യാതനായി. അജ്‌മാൻ കെ എം സി സി സ്ഥാപകരിൽ പ്രമുഖനായിരുന്നു. ഭാര്യ: പരേതയായ കളരി പറമ്പത്ത് കുഞ്ഞിപ്പാത്തു. മക്കൾ: കുഞ്ഞമ്മദ് (ദുബൈ എസ്.കെ ബശീർ മാസ്റ്റർ, സഫിയ, സലീന, നസീമ. മരുമക്കൾ: പോക്കർ കൊയപ്പള്ളി ചെക്കിയാട്, പോക്കർ ജാതിയേരി ഇസ്മായിൽ പേരോട്, റാബിയ കാരിയകുനി, ജസീല പേരാമ്പ്ര. സഹോദരങ്ങൾ: പരേതനയായ അബ്ദുള്ള ഹാജി. ഇബ്രാഹിം ഹാജി, മൊയിതു ഹാജി, മൂത്താൻ ഹാജി. ഫാത്തിമ റിയ ഫെബിന് റെഡ് ക്രോസ് സൊസൈറ്റിയുടെ അനുമോദനം ജീവകാര്യണ്യ പ്രവർത്തന മേഖലയിൽ കുറ്റ്യാടിയിൽ റെഡ്ക്രോസിന്റെ പ്രവർത്തനം അഭിനന്ദ നാർഹമാണെന്ന് നഫീസ അഭിപ്രായപ്പെട്ടു. അക്ഷയപാത്രത്തിൽ സ്നേഹസദ്യ ഒരുക്കി ബി.ഡി.കെ വടകര റോഡരികിൽ മാലിന്യം തള്ളുന്നത് കാരണം പരിസരവാസികൾ ദുരിതത്തിൽ നാദാപുരം: പുളിയാവ് വളയം റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കണിയാങ്കണ്ടി പാറക്ക് സമീപമുള്ള റോഡിൻടെ ഇരുവശങ്ങളിലാണ് കച്ചവട സ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ തള്ളുന്നത്. പരിസര വാസികൾക്കും യാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ദിവസങ്ങളോളം അഴുകിയ മാലിന്യങ്ങൾ ദുർഗന്ധം വമിക്കുന്നതായും രൊഗം പരത്തുന്നതായും സമീപവാസികൾ പറയുന്നു. നിരവധി തവണ കണിയാങ്കണ്ടി പാറയിൽ സാമൂഹിക ദ്രോഹികളുടെ ശല്യത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. വാണിമേൽ മഹല്ല് യുവജന സംഗമം നടത്തി വാണിമേൽ: പുതിയ കാലത്തെ വെല്ലുവിളി നേരിടാൻ യുവാക്കൾ ദഅവത്തിൻ്റെ പാതയിൽ അണിനിരക്കണ മെന്നും ഇസ്ലാമിനെ തെറ്റായവതരിപ്പിക്കുന്ന ഇരുട്ടിൻ്റെ ശക്തികളെ തിരുത്താൻ യുവതയുടെ ഇസ്ലാമിക നവോത്ഥാന ചിന്തകൾക്ക് കഴിയുമെന്നും മുസ്‌ലിം ലീഗ് നേതാവും എഴുത്തുകാരനുമായ സി വി എം വാണിമേൽ അഭിപ്രായപ്പെട്ടു. വാണിമേൽ മഹല്ല് ദഅവ സെൽ സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം പഞ്ചായത്ത് ദഅവ സെൽ ചെയർമാൻ കെ സി അബ്ദുൽ കരീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് പി അബ്ദുറഹ്മാൻ ഫൈസി പദ്ധതി വിശദീകരിച്ചു. സി വി അമ്മദ് ഹാജി, അശ്റഫ് കൊറ്റാല, മീത്തൽ മൊയ്തു, പറമ്പത്ത് റസാഖ്, എന്നിവർ പ്രസംഗിച്ചു. സി വി അശ്റഫ് സ്വാഗതവും അജ്മൽ പി നന്ദിയും പറഞ്ഞു. യുവജന സെൽ ഭാരവാഹികൾ റസാഖ് പറമ്പത്ത് ( പ്രസി അജ്മൽ പി ജന. സെക്ര സി വി അഷ്റഫ് മാസ്റ്റർ കോ ഓർഡി നാദാപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി യുമായിരുന്ന വെളിയം ഭാർഗ്ഗവൻ്റെ എട്ടാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ നേതൃത്വത്തിൽ വെള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ് കമ്മിറ്റി അംഗം എം.സി നാരായണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. മോദിയുടെ ജന്മദിനം ദേശീയ തൊഴിൽ രഹിത ദിനമായി ആചരിച്ച് ഷൂ പോളിഷ് ചെയ്തു കെ.എസ്.യു പ്രതിഷേധിച്ചു നാദാപുരം വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയിൽ പ്രതിഷേധിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിനം തൊഴിൽ രഹിത ദിനമായി കെ. എസ്.യു ആചരിച്ചു. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ബസ്റ്റാന്റ് പരിസരത്ത് പ്രതീകാത്മകമായി ഷൂ പോളിഷ് ചെയ്തു പ്രതിഷേധിച്ചു എൻ. എസ്. യു. ഐ ദേശീയ കോർഡിനേറ്റർ ഡോ:ബാസിത്ത് വടക്കയിൽ ഉദ്ഘാടനം ചെയ്തു .അഭിഷേക് തുണേരി അധ്യക്ഷത വഹിച്ചു കെ.എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി മുഖ്യാതിഥിയായി, മുന്ന റഹ്മാൻ, രോഹിത്ത് പെരുവങ്കര,എം ഹരിശങ്കർ, കെ അർജ്ജുൻ ശ്യാം കച്ചേരി എന്നിവർ നേതൃത്വം നല്കി. ടി.ഐ.എം സ്കൂളിൽ പ്രതിഭ സംഗമവും അവാർഡ് ദാനവും നടത്തി നാദാപുരം: ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം നേടിയ കുട്ടികളെ ആദരിച്ചു. തുടർച്ചയായ നൂറ് മേനി നേട്ടവും 127- കുട്ടികൾക്ക് എല്ലാ വിഷയങ്ങളിൽ എ പ്ലസും നേടി വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിലെത്താൻ സ്കൂളിന് കഴിഞ്ഞു. ഇതോടനുബന്ധിച്ച് നടന്ന പ്രതിഭ സംഗമം നാദാപുരം എ എസ് പി നിഥിൻ രാജ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി കെ നാസർ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അവാർഡ് ദാനം നടത്തി. ഹെഡ്മാസ്റ്റർ ഇ സിദ്ദീഖ് സ്വാഗതം പറഞ്ഞു. മാനേജർ മുഹമ്മദ് ബoഗ്ലത്ത്, ടി ഐ എം പ്രസിഡന്റ് കെ.എം കുഞ്ഞബ്ദുല്ല, കരയത്ത് ഹമീദ് ഹാജി, കെ.ജി അസീസ്, മണ്ടോടി ബഷീർ, കെ.മുനീർ സംസാരിച്ചു. സിവിൽ സർവീസ് ആസ്പിറന്റ് കെ ഫുആദ് മുഹമ്മദ് മോട്ടിവേഷൻ ക്ലാസെടുത്തു. വിദ്യാർഥി പ്രതിനിധികളായ ഹൈഫ കെ എച്ച് ,ആതിര എന്നിവർ മറുപടി പ്രസംഗം നടത്തി. ചാർട്ടേർഡ് എക്കൗണ്ടന്റ് സഫ്‌വാനെ മുസ്ലീം ലീഗ് അനുമോദിച്ചു. നാദാപുരം: ജാതിയേരിയുടെ അഭിമാനമായി ചാർട്ടേർഡ് എക്കൗണ്ടന്റ് പരീക്ഷ പൂർത്തിയാക്കിയ ജാതിയേരി യിലെ പ്രമുഖ കുടുബാംഗമായ എരത്തോളി മണാട്ട് കണ്ടയിൽ ജെ.പി സഫ് വാനെ ജാതിയേരി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പ്രസിഡണ്ട് വട്ടക്കണ്ടി സൂപ്പി ഹാജി ഉപഹാരം നൽകി. വി.വി.കെ ജാതിയേരി, പി.പി കുഞ്ഞാലി, എൻ പി കെ ഹസ്സൻ എൻ. കെ അബ്ദുൽ സലീം മാസ്റ്റർ, പുന്നോളി സൂപ്പി ഹാജി, രയരോത്ത് കുഞ്ഞാലി ഹാജി, കുറുവയിൽ നൗഫൽ, വയലോളി പോക്കർ ഹാജി, പാലാമ്പറ്റ ഹംസ, തട്ടാക്കുനി അമ്മത്, കുത്തി പറമ്പത്ത് ഗഫൂർ എന്നിവർ സംബന്ധിച്ചു. പോത്തിനെ കെട്ടിവലിച്ച ഓട്ടോയും ഇറച്ചിക്കട നടത്തിപ്പുകാരും കസ്റ്റഡിയിൽ ബാലകൃഷ്ണകുറുപ്പ് ഇനി ഓർമ: വിട പറഞ്ഞത് വേറിട്ട വ്യക്തിത്വം അടയാളപ്പെടുത്തിയ മാതൃകാധ്യാപകൻ. നാദാപുരം: അധ്യാപന രംഗത്തും സാമൂഹ്യ സാംസ്കാരിക മേഖലകളിലും വേറിട്ട വ്യക്തിത്വം അടയാളപ്പെടുത്തിയ ടി.ഐ.എം. ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി. ബാലകൃഷ്ണകുറുപ്പ് ഇനി ഓർമ 1989 ൽ രാഷ്ട്രപതിയിൽ നിന്ന് അദ്ധ്യാപകർക്കുള്ള നാഷണൽ അവാർഡ് സ്വീകരിച്ചു. പ്രഗത്ഭനായ ഗണിത ശാസ്ത്ര അദ്ധാപകനായിരുന്നു. പാഠപുസ്തക സമിതി അംഗമായി പ്രവർത്തി ച്ചിട്ടുണ്ട്. ജില്ലയിൽ ഗണിത ശാസ്ത്ര അസോസി യേഷൻ രൂപീകരണ ത്തിലും സംസ്ഥാനത്ത് ഗണിത ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ചതിലും ബാലകൃഷ്ണ കുറുപ്പ് മുഖ്യ പങ്ക് വഹിച്ചു. ദീർഘ കാലം ഭാരത് സ്കൗട്ടിന്റെ ഡിസ്ട്രിക്റ്റ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചു.പുറമേരി കെ.ആർ. ഹൈസ്കൂളിൽ അദ്ധ്യാപകനായി സേവനം ചെയ്തിരുന്നു.1990 ൽ നാദാപുരം ടി.ഐ.എം. ൽ നിന്നു വിരമിച്ചു. വിരമിച്ചതിനു ശേഷം ഗുരുവായൂരിലും ചെന്നെയിലുമായിരുന്നു താമസം. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു അന്ത്യം. 86 വയസായിരുന്നു. ചെന്നെയിലെ മകന്റെ വീട്ടിലാണ് അന്ത്യ കർമ്മങ്ങൾ നടക്കുന്നത്. ഭാര്യ. ശാന്തടീച്ചർ (റിട്ടേർഡ് അധ്യാപിക കെ ആർ എച്. എസ് പുറമേരി മകൻ: ഉണ്ണികൃഷ്ണൻ (ചെന്നൈ യൂത്ത് കോൺഗ്രസ് ഫോറസ്റ്റ് ഓഫീസ് ധർണ്ണ ഇന്ന്. വാണിമേൽ: മലയോരത്തെ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുന്നു ആദ്യ ഘട്ടമായി ഇന്ന് രാവിലെ 10ന് വിലങ്ങാട് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടക്കും . മലയങ്ങാട് വീണ്ടും കാട്ടാനയിറങ്ങി വിളകൾ നശിപ്പിച്ചു വാണിമേൽ: കഴിഞ്ഞ ദിവസം കാട്ടാനകൾ വിളകൾ നശിപ്പിച്ച മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാത്രി വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. റബർ മരങ്ങൾ തേങ്ങുകൾ, കവുങ്ങുകൾ, കുരുമുളക് കൊടികൾ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വാണിമേൽ സ്വദേശി അബുവിൻ്റെ പറമ്പിലാണ് ഇന്നലെ കൂടുതൽ നഷ്ടം ഉണ്ടായത് . കരിങ്ങാട് മലയിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി. നാദാപുരം കാവിലും പാറ വില്ലേജിൽ കരിങ്ങാട് മലയിൽ തോടിന്റെ അരികിൽ വെച്ച് വ്യാജ വാറ്റ് നിർമാണത്തിനായി സൂക്ഷിച്ച 200 ലിറ്റർ വാഷ് പിടികൂടി. നാദാപുരം എക്സൈസ് റെയിഞ്ചു പാർട്ടി കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷാജി സി. പി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് കെ രാജേഷ് കുമാർ കെ. കെ, അനൂപ് മയങ്ങിയിൽ, ശ്രീനാഥ് കെ. എം എന്നിവർ പങ്കെടുത്തു. നാഷനൽ ഇൻറർ യുണിവേഴ്സിറ്റി ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പ്: സെലക്ഷൻ ലഭിച്ച മുഹമ്മദിന് കെ.എം.സി.സിയുടെ ആദരം കുട്ടികൾക്ക് സിവിൽ സർവ്വീസിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകി അസിസ്റ്റന്റ് കളക്ടർ വാണിമേലിൽ വാണിമേൽ സിവിൽ സർവ്വീസിന്റെ ബാലപാഠങ്ങളും ജീവിത വഴിയിലെ വിജയകഥകളും പകർന്ന് നൽകി വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുമായി കോഴിക്കോട് അസിസ്റ്റന്റ് കലക്റ്റർ മുകുന്ദ് കുമാർ നടത്തിയ അഭിമുഖം ശ്രദ്ധേയമായി. നവീകരിച്ച ലൈബ്രറി സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഉയർന്ന സ്വപ്നങ്ങളും കഠിനാധ്വാനം ചെയ്യാനുളള മനസ്സുമുണ്ടെങ്കിൽ സിവിൽ സർവീസ് ഉൾപ്പടെയുള്ള എല്ലാ മത്സര പരീക്ഷകളും ജയിച്ച് കയറാനാകുമെന്ന് തന്റെ ജീവിതാനുഭവങ്ങളെ ഓർത്തെടുത്ത് അദ്ധേഹം കുട്ടികളെ പ്രചോദിപ്പിച്ചു. കുഞ്ഞുനാളുമുതൽ രക്ഷിതാക്കൾ നൽകിയ ശ്രദ്ധയും പിന്തുണയുമാണ് ആദ്യത്തെ ശ്രമത്തിൽ തന്നെ ഉന്നത റാങ്കോടെ സിവിൽ സർവീസ് പരീക്ഷ ജയിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പന്ത്രണ്ടാം ക്ളാസ് വരെയുള്ള പാഠപുസ്തകങ്ങൾ നന്നായി പഠിക്കുകയും പത്ര വായന ശീലമാക്കുകയും ക്വിസ്, ഡിബേറ്റ്, ചർച്ചകൾ തുടങ്ങിയ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടൊപ്പം സിവിൽ സർവീസിന് തയ്യാറെടുക്കാൻ എളുപ്പമായിരിക്കുമെന്ന് കുട്ടികളുടെ ചോദ്യങ്ങൾക്കുത്തരമായി അദ്ദേഹം പറഞ്ഞു. ക്രസന്റിൽ നടന്നു വരുന്ന ലൈബ്രറി പ്രവർത്തനങ്ങളുൾപ്പെടെയുളള പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് അദ്ദേഹം സംവേദനം അവസാനിപ്പിച്ചത്. ചടങ്ങിൽ എഡു കെയർ പ്രതിഭാ പുരസ്കാരം സ്വാതി കൃഷ്ണ, റിയാൻ, സനൂബ അഷ്റഫ് എന്നിവർക്ക് അസിസ്റ്റന്റ് കലക്ടർ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ് കല്ലിൽ മൊയ്തു, മുൻ ഹെഡ് മാസ്റ്റർ ടി.പി, അബ്ദുൽ കരീം മാസ്റ്റർ, ഹെഡ് മാസ്റ്റർ സി കെ മൊയ്തു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി പി പി അമ്മത് മാസ്റ്റർ, എം കെ നാസർ മാസ്റ്റർ, ടി.കെ അബ്ദുൽ നാസർ, വി.കെ മുഹമ്മദ്, ടി.കെ അനിഷത്ത് ടീച്ചർ, എ കെ സിദ്ധീഖ് സംബന്ധിച്ചു. ലൈബ്രേറിയൻ റഷീദ് കോടിയൂറ മോഡറേറ്ററായി വിദ്യാർകളായ നജാദ് എ പി,അലുഷ ഹാഷിം, സഹദിയ, ദുൽ കിഫിൽ, പാർവ്വതി അഭിലാഷ്, ശാമിൽ, ഈസ എം ആസാദ്, ചിന്മയ, നിമ, ഉനൈസ്, മുഹമ്മദ് സിനാൻ, നിയ ഷെറിൻ, റിദ മെഹറിൻ, ജിബ ഖദീജ എന്നിവർ അതിഥികളുമായി സംവദിച്ചു. കല്ലാച്ചിയിൽ ബൈക്ക് അപകടം: കോളേജ് ജീവനക്കാരന് പരിക്ക് നാദാപുരം: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക് . മൊകേരി ഗവൺമെൻറ് കോളേജിലെ ഓഫീസ് ജീവനക്കാരൻ പയന്തോങ്ങ് വലിയ കൊയിലോത്ത് താഴെകുനി പവിത്രനാന്ന് 44 പരിക്ക് സാരമായി പരിക്കേറ്റ ഇയാളെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം വടകര സ്വകാര്യ ആശുപത്രി യിലേക്ക് മാറ്റി. ആംബുലൻസിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആംബുലൻസിന് റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അമീറിന്റെ മൃതദേഹം നാളെ നാട്ടിലെത്തും; വേർപാടിൽ വിറങ്ങലിച്ച് നാട്ടുകാർ അമീറിന്റെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. നാട്ടിൽ സജീവമായി പ്രവർത്തിച്ചിരുന്ന അമീർ എം.എസ്.എഫിന്റെ ശാഖാ ഭരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വിവാഹിതനായ ശേഷം മാസങ്ങൾക്ക് മുമ്പാണ് അമീർ ഗൾഫിലേക്ക് തിരിച്ചു പോയത്. 9 മാസം ഗർഭിണിയായ ഭാര്യ അർഷിനയുടെ പ്രസവത്തിനായി നാട്ടിൽ വരാൻ ഒരുങ്ങുന്നതിനിടെയാണ് വിധി അമീറിനെ തട്ടിയെടുത്തത്. ഇന്ന് ഉച്ചയോടെ മരണവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരടക്കാൻ പാടുപെടുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം വീട് സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിച്ചു. പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനുള്ള പ്രവർത്തനമാണ് ലീഗ് ലക്ഷ്യമിടുന്നത്: പി എം എ സലാം നാദാപുരം: രാജ്യത്തിൻ്റെ ക്ഷേമം എല്ലാ വിഭാഗത്തിൻ്റെയും പുരോഗതിയാണെന്നും പിന്നാക്കക്കാരെ ഉയർത്തി കൊണ്ടുവരാൻ സർക്കാരുകൾക്ക് ബാധ്യത ഉണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രി എം എ സലാം. മുസ്ലിംകളെ പിന്നോക്കത്തിൻ്റെ ലേബലിൽ തളച്ചിടരുത്. പിന്നോക്കാവസ്ഥ മാറ്റി എടുക്കാൻ ലീഗ് വിട്ടു വീഴ്ചയില്ലാതെ പോരാടും. സമുദായ സ്നേഹം നടിക്കുന്ന ലീഗ് വിരോധികൾ എത്ര തന്നെ കുപ്രചാരണം നടത്തിയാലും ലീഗിൻ്റെ നിലപാടിൽ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു .നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് പഠന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എം പി സുപ്പി അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി അഹമ്മദ് പുന്നക്കൽ സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ വയലോളി അബ്ദുല്ല, മുഹമ്മദ് ബംഗ്ലത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി, വലിയാണ്ടി ഹമീദ്, ഇ ഹാരിസ്, സി കെ നാസർ, എൻ കെ ഇബ്രാഹിം വി അബ്ദുൽ ജലീൽ, എൻ കെ ജമാൽ ഹാജി, നരിക്കോൾ അബ്ദുല്ല, അബ്ബാസ്, കണേക്കൽ, എം സി സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു. യു ഡി എഫ് ധർണ്ണക്ക് നാദാപുരത്ത് അന്തിമ രൂപമായി ഖത്തറിൽ വാഹനാപകടം; നരിപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടു നരിപ്പറ്റ: ഖത്തർ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ നരിപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടു. നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീറാണ് (23) മരിച്ചത്. ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: തിനൂർ മോന്തോമ്മലിലെ പരേതനായ കായക്കൂൽ അന്ത്രുവിന്റെ മകൾ അർശിന. പിതാവ്: ദോഹ ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി അബ്ദുല്ല. മാതാവ്: നസീമ. സഹോദരങ്ങൾ: ദോഹയിലുള്ള അസ്മിൽ, ഹസ്നത്ത്, മുഹമ്മദ് അൻഷിഫ്. നാദാപുരം ടൗണിൽ 50 ലക്ഷം രൂപ ചെലവിൽ കൈവരി നിർമാണം: പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു വിലങ്ങാട് മലയോരത്ത് വീണ്ടും കാട്ടാന ശല്യം; കണ്ണീരോടെ കർഷകർ വാണിമേൽ: വിലങ്ങാട് മലയോരം വീണ്ടും കാട്ടാന ഭീതിയിൽ. മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. രാത്രി സമയത്താണ് അഞ്ചോളം കാട്ടാനകൾ കൃഷിസ്ഥലത്ത് ഇറങ്ങി വിളകൾ നശിപ്പിച്ചത് 25ഓളം തേങ്ങുകൾ, 70 കവുങ്ങുകൾ, കുരുമുളക് കൊടികൾ, നിരവധി വാഴകൾ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. 2മാസം മുമ്പ് ഇതേ സ്ഥലത്ത് കാട്ടാന ഇറങ്ങി വിളകൾ നശിപ്പിച്ചിരുന്നു അന്ന് പടക്കം പൊട്ടിച്ചു നാട്ടുകാർ ആനയെ കാട്ടിലേക്ക് ഓടിക്കുകയായിരുന്നു. 50 വർഷത്തോളമായി ആളുകൾ താമസിക്കുന്ന ഇവിടെ കാട്ടാന ആദ്യമായി ഇറങ്ങുന്നത് ഈ വർഷമാണ്. കവൂർ മൊയ്‌തു ഹാജി, എള്ളുകുന്നേൽ ജെയിമ്സ്, അബു വാണിമേൽ, അന്ത്രു ഒറ്റപ്ലാക്കൽ, രഞ്ജിത് എള്ളുകുന്നേൽ, മൊയ്തു പൂവുള്ള പറമ്പത്ത് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇതിനു പുറമെ വിലങ്ങാട്ടെ മലയോര മേഖലകളായ തരിപ്പ, പാലൂർ, മാടഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്. കാട്ടാന കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പുവരുത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫോറെസ്റ്റ് ഓഫിസ് ഉപരോധം ഉൾപ്പവടെയുള്ള സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും സ്ഥലം സന്ദർശിച്ച യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി, ബിപിൻ തോമസ് ജെയിമ്സ് ടോംസ്, ടിജോ എടാട്ട് തുടങ്ങിയവർ അറിയിച്ചു. ത്രിപുര ആക്രമം: സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ നടത്തി നാദാപുരം: ത്രിപുരയിൽ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാറിനെതിരെയും മാധ്യമങ്ങൾക്കു നേരെയും ബി.ജെ.പി നടത്തുന്ന അതിക്രമങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കുമ്മങ്കോട് നടന്ന പരിപാടി സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ, വി.കെ രവീന്ദ്രൻ, ടി. സതീശൻ, സി.പി മഹീന്ദ്രൻ, സി.ടി ബിജു എന്നിവർ സംസാരിച്ചു. സി.എ പരീക്ഷയിൽ വിജയിച്ച സഫ്‌വാന് സ്നേഹാദരം നാദാപുരം: ചാർട്ടേഡ് അക്കൗണ്ടൻസി ഫൈനൽ പരീക്ഷയിൽ വിജയിച്ച് ജാതിയേരിയിലെ സഫ്‌വാൻ ജെ.പിയെ ശാഖാ യൂത്ത്ലീഗ്, എം.എസ്.എഫ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഹ്‌മദ്‌ കുറുവയിൽ ഉപഹാരം നൽകി. എം.എസ്.എഫ് ജില്ലാ വിംഗ് കൺവീനർ അർഷാദ് കെ വി, പഞ്ചായത്ത് സെക്രട്ടറി ആസ്വിഫ് പി.വി, കുഞ്ഞാലി പി, ഉവൈസ് പി, മുഹമ്മദ് പി പി, അബ്ദുല്ല പി സി, അമീർ കെ വി, ഗഫൂർ കെ പി, ഇർഫാൻ തുടങ്ങിയവർ സംബന്ധിച്ചു. ഓൺലൈൻ പഠന സൗകര്യത്തിന് ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിച്ച റോഡുകൾ ഉദ്‌ഘാടനം ചെയ്തു കുറ്റ്യാടി പ്രസ്സ് ഫോറത്തിൻ്റെ പ്രവർത്തനം ശ്ലാഘനീയം: കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ കോവിഡ് മരണം പതിനാലായി; വളയത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു നാദാപുരം: കോവിഡ് രോഗത്തെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പ് ശരി വെച്ച് കോവിഡ് മൂലമുള്ള മരണവും രോഗികളുടെ വ്യാപനവും ആശങ്കാജനകം. വളയത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വളയം ടൗണിനടുത്തെ മണിയാല പുത്തൻ പുരയിൽ കുമാരൻ (56) ആണ് ഒടുവിൽ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് മരണമാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. നീലാണ്ടിൽ ഒരു യുവാവും ചുഴലിയിൽ മറ്റൊരാളും കോവിഡ് ബാധിതരായി മരിച്ചു. ഇതോടെ വളയം പഞ്ചായത്തിൽ മാത്രം 14 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പഞ്ചായത്തിൽ ഇപ്പോൾ കോവിഡ് നിയന്ത്രണ വിധേയമാണെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് പറഞ്ഞു. ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സക്കാടെയാണ് കുമരൻ മരിച്ചത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. പരേതനായ ചാത്തുവിൻ്റെയും മാണിക്കത്തിൻ്റെയും മകനാണ് . മക്കൾ: അഞ്ജന ,അനുരുദ്ധ് .സഹോദരങ്ങൾ: ചന്ദ്രൻ, കുഞ്ഞിരാമൻ, അശോകൻ. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ഉദ്ഘാടനം 14ന് മുഖ്യന്ത്രി നിർവഹിക്കും കാൻസർ ചികിത്സക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു മുസ്ലിം ലീഗ് ജനപ്രതിനിധി സംഗമം നടത്തി കല്ലാച്ചിയിൽ സോണി ബി തെങ്ങമം അനുസ്മരണം നടത്തി ഒരു കോടി വൃക്ഷത്തൈ: വിപുലമായ വനവൽക്കരണവുമായി നാദാപുരം പഞ്ചായത്ത്. നാദാപുരം: കേരള സർക്കാറിന്റെ ഒരു കോടി വൃക്ഷത്തെ പദ്ധതികളുടെ ഭാഗമായി നാദാപുരം പഞ്ചായത്തിൽ വിപുലമായ വൃക്ഷത്തൈ നടീലുകൾക്ക് തുടക്കമായി. കോവിഡ് 19ന്റെ ഭാഗമായി ഓക്സിജൻ കൂടുതൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചെടികളും, ഫലവൃക്ഷത്തൈകളുമാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കപ്പെടുന്നത്. കുമ്മങ്കോട് ഹെൽത്ത് സെന്റർ പരിസരത്തു നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കുമിറ്റി ചെയർമാൻമാരായ സി.കെ നാസർ, സുബൈർ, വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ട്, പൈകാട്ട് അമ്മത് മാസ്റ്റർ, പി.കെ പ്രദീപൻ ,എം.കെ വിനീഷ്, സി.ആർ ഗഫൂർ പൈക്കാട്ട് അമ്മത് ഹാജി, വിജേഷ് മലോക്കണ്ടി, വി കെ രവീന്ദ്രൻ ,എം.പി പ്രദീപൻ എന്നിവർ സംസാരിച്ചു. വളയത്ത് അപൂർവ രോഗം ബാധിച്ചു ആടുകൾ ചത്തൊടുങ്ങി വളയം പഞ്ചായത്തിൽ അപൂർവ രോഗം പിടിപെട്ട് ആടുകൾ ചത്തൊടുങ്ങി. ഒന്നാം വാർഡിൽ പെട്ട ആലങ്കോട്ട് കത്തിര്യവീട്ടിൽ മുക്ക് പ്രദേശത്തെ പവ്വക്കണ്ടി ഇസ്മായിൽ, അയ്യോത്ത് ത്വൽഹത്ത് ആലങ്കോട്ട് വാസു, ബീബുള്ള കണ്ടിയിൽ ഇജാസ് എന്നിവരുടെ വീട്ടിൽ വളർത്തുന്ന അടുകളാണ് അപുർവ്വ രോഗം ബാധിച്ചു മരണമടഞ്ഞത്. ഇസ്മായിലിൻ്റെ വീട്ടിലെ രണ്ട് ആടുകൾക്ക് കൂടി വീണ്ടും രോഗം ബാധിച്ചിരിക്ക യാ ണ്. അധികൃതരുടെ കാര്യമായ ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപെടുകയാണ്. കലാ കൈരളിക്ക് വേറിട്ട ഇശലുകൾ സമ്മാനിച്ച റഹീം കുറ്റ്യാടി ഓർമ്മയായി കുറ്റ്യാടി: മാപ്പിളപ്പാട്ട് രംഗത്തെ വേറിട്ട ഇശലുകൾ സമ്മാനിച്ച വ്യക്തിത്വമായിരുന്നു ഇന്ന് അന്തരിച്ച റഹീം കുറ്റിയാടി എന്ന കടവത്ത് റഹീം മൗലവി. കാലങ്ങൾക്ക് അതീതമായി എന്നും മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി ഇശലുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ഉണ്ടു സഖീ ഒരു കുല മുന്തിരി സൗറെന്ന ഗുഹയിൽ പണ്ട് തുടങ്ങി മലയാളികൾ എപ്പോഴും മനസ്സിൽ താലോലിക്കുന്ന നിരവധി മാപ്പിളപ്പാട്ടുകൾ അദ്ദേഹം കേരളക്കരക്ക് സമ്മാനിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്ര സംഭവങ്ങളെ ഇതിവൃത്തമാക്കിയാണ് റഹീം മൗലവി തൻറെ രചനകൾ അധികവും നടത്തിയത്. ഗാനമേളകളിലും മാപ്പിളപ്പാട്ട് വേദികളിലും സ്ഥിര സാന്നിധ്യമായ ഉണ്ടുസഖി അദ്ദേഹം രചിക്കുകയും അനുജൻ ഹമീദ് ശർവാനി ഈണം നൽകുകയും ചെയ്ത ഗാനമാണ്. പ്രഗൽഭ മത പണ്ഡിതനായ മൗലവി മികച്ച വാഗ്മിയും കൂടിയാണ്. മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾക്ക് കേരള മാപ്പിള കലാ അക്കാദമി യുടെയും ബ്രദേഴ്സ് കുറ്റിയാടി യുടെയും അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് കുറ്റ്യാടി സ്വദേശിയായ ഇദ്ദേഹം നിലവിൽ മലപ്പുറം ജില്ലയിലെ അരീക്കോടാണ് താമസം. മൗലവിയുടെ നിര്യാണത്തിൽ കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭർ അനുശോചനം രേഖപ്പെടുത്തി. പുതിയ കേരളം പുരോഗമന യുവത്വം: ഡി.വൈ.എഫ്.ഐ മെമ്പർഷിപ്പ് കാംപയിന് തുടക്കം വളയം കല്ലാച്ചി റോഡിൽ ഡ്രയനേജ്: ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി റിയാസ് നാദാപുരം: വളയം കല്ലാച്ചി റോഡിൽ ഡ്രയനേജ് സംവിധാനം ഒരുക്കണമെന്ന ആവശ്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ ആവശ്യം ഉന്നയിച്ച് വളയം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നസീർ വളയം നിവേദനം നൽകിയതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. മുതിരയിൽ ഭാഗം, വളയം ടൗൺഭാഗം കോമ്പിമുക്ക് ഭാഗം ഉൾപ്പെടെ ഡ്രയനേജ് ഒരുക്കാത്തത് കാരണം റോഡിൽ കൂടിവെള്ളം ഒഴുകുന്ന അവസ്ഥയാണിപ്പോൾ. നേരത്തെ റോഡ് വീതി കൂട്ടുമ്പോൾ സ്ഥലം വിട്ടുനൽകിയ ഉടമകളോട് ഡ്രയനേജ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വെള്ളിയോട് വീണ്ടും ബോംബ് സ്ഫോടനം: പ്രദേശ വാസികൾ ഭീതിയിൽ വാണിമേൽ: ദിവസങ്ങൾക്കു മുമ്പ് വീടിനു നേരെ ബോംബേറ് ഉണ്ടായ വെള്ളിയോട് പ്രദേശത്ത് രാത്രി വീണ്ടും സ്ഫോടനം. വെള്ളിയോട് ജുമുഅത്ത് പള്ളിക്ക് സമീപമുള്ള അങ്ങാടി പറമ്പത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രാത്രി പത്തരയോടെ ഉഗ്ര ശേഷിയുള്ള സ്ഫോടനം നടന്നത്. സ്ഫോടന ശബ്ദം കേട്ടു നാട്ടുകാർ സ്ഥലത്ത് ഓടിക്കൂടി. പത്ത് മിനിട്ടോളം പ്രദേശത്ത് പുകപടലങ്ങൾ ഉയർന്നു. വിവരമറിഞ്ഞ് വളയം പോലീസും സ്ഥലത്തെത്തി ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക അന്വേഷണ ത്തിൽ വ്യക്തമായി. ഇതിൻറെ സമീപത്ത് പുത്തലത്ത് അലിയുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിനുനേരെ ഏതാനും ദിവസങ്ങൾക്കു മുമ്പ് ബോംബേറ് ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇതിനിടയിലാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. വെള്ളിയോട് പ്രദേശത്ത് ഇടക്കിടെ യുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങൾ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. റാബിയക്ക് നീതി ലഭ്യമാക്കാൻ യൂത്ത് ലീഗ് ക്യാന്റൽ പ്രൊട്ടക്റ്റ് നടത്തി നാദാപുരം: ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട റാബിയ സൈഫിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത ക്യാന്റൽ പ്രൊട്ടക്റ്റ് നാദാപുരം നിയോജക മണ്ഡലത്തിൽ നടന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എംകെ സമീർ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ഹാരിസ് കൊത്തിക്കുടി, വി ജലീൽ, എ എഫ് റിയാസ്, നിസാർ മഠത്തിൽ, മുഹമ്മദ്‌ പേരോട് പ്രസംഗിച്ചു. മന്ത്രി മുഹമ്മദ് റിയാസിന് നാദാപുരത്ത് സ്വീകരണം നാദാപുരം: മന്ത്രിയായതിനു ശേഷം ആദ്യമായി നാദാപുരത്തെത്തിയ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന് നാദാപുരം സി.പി .എം ഓഫീസിൽ ഊഷ്മള സ്വീകരണം നൽകി. ഏരിയാ സെക്രട്ടറി പി.പി ചാത്തു മൊമന്റോ നൽകി. പി.കെ ബാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു എ മോഹൻദാസ് സ്വാഗതവും, സി എച് മോഹനൻ നന്ദിയും പറഞ്ഞു. നാദാപുരം മണ്ഡലത്തിൽ ടൂറിസം പൊതുമരാമത്ത് മേഖലകളിൽ സമഗ്രമായ മാറ്റത്തിന് പദ്ധതികൾ ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിവിധ നിവേദനങ്ങളും മന്ത്രിക്ക് നൽകി. പുളിയാവിലെ മഞ്ചേരിന്റെവിട ഇബ്രാഹീം ഹാജി(96) നിര്യാതനായി നാദാപുരം: പുളിയാവിലെ മഞ്ചേരിന്റെവിട ഇബ്രാഹീം ഹാജി(96) നിര്യാതനായി. ഭാര്യ: പരേതയായ പാറക്കടവ് കൊപ്രക്കന്റവിട അയിശു ഹജ്ജുമ്മ. മക്കൾ: അമ്മദ്ഹാജി, അബൂബക്കർഹാജി അബ്ദുള്ള, നാസർഹാജി, സുബൈർ, സിറാജ്, മാമി, ബിയ്യാത്തു, സക്കീന. മരുമക്കൾ: മഹമൂദ്ഹാജി ഓർക്കാട്ടേരി, അമ്മദ് പുളിയാവ്, അഷ്‌റഫ്‌ ദേവർകോവിൽ, നസീമ ഇയ്യംകോട്, നസീമ പാറക്കടവ്, സൗദ ദേവർ കോവിൽ, മൈമൂനത്ത് ജാതിയേരി, നബീസ മുടവന്തേരി, സഫീറ ഏറാമല. നിപ പ്രതിരോധം: എം.എൽ.എയുടെ നേതൃത്വത്തിൽ ജാഗ്രതാ യോഗം നടത്തി തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.പി. വനജ, കെ.പി.ചന്ദ്രി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ.പി. പ്രതിഷ് വി.വി.മുഹമ്മദലി, ബാബു കാട്ടാളി എൻ. പത്മിനി, നസീമ കൊട്ടാരത്തിൽ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ. ചന്ദ്രബാബു, ചേലക്കാടൻ കുഞ്ഞമ്മദ് ആർദ്രം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അഖിലേഷ് കുമാർ ഡോ. എം.ജമീല, ഡോ. പി.കെ.ശശീന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ പി.സി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. നാദാപുരത്തെ ആർ എസ് പി നേതാക്കൾ ജനതാ ദൾ എസിലേക്ക് കല്ലാച്ചേരിക്കടവ്, തുരുത്തി പാലം ഉടൻ പൂർത്തീകരിക്കാൻ മന്ത്രിതല യോഗ തീരുമാനം താലൂക്ക് ആശുപത്രിക്ക് പോർട്ടബിൾ എക്സ് റേ മെഷീൻ കൈമാറി നാദാപുരം: താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച കൊവിഡ് വാർഡിലേക്ക് നാഷണൽ ഹെൽത്ത്‌ മിഷൻ അനുവദിച്ച പോർട്ടബിൾ എക്സ് റേ മെഷീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ആശുപത്രിക്ക് കൈമാറി. ഇതോടെ കൊവിഡ് രോഗികൾക്ക് പുറത്തു പോകാതെ വാർഡിൽ നിന്നു തന്നെ എക്സ് റേ പരിശോധനയ്ക്ക് വിധേയമാകാം. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ബിന്ദു പുതിയോട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, എച്ച്.എം.സി അംഗങ്ങളായ സി.എച്ച് മോഹനൻ, സലീം, പി.ആർ.ഒ നോമീസ് എന്നിവർ പങ്കെടുത്തു. വിലക്കുറവിൻ മായാജാലം: തണൽ ഫാർമസി ഇനി കുറ്റ്യാടിയിലും കുറ്റ്യാടി ആരോഗ്യ രംഗത്ത് വിസ്മയ ചുവടുകൾ തീർക്കുന്ന കുറ്റ്യാടി തണൽ ഫാർമസി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നാടിന് സമർപ്പിച്ചു. കുറഞ്ഞ വിലയിൽ ഗുണമേൻമയേറിയ മരുന്നുകൾ വിതരണം ചെയ്യുന്ന തണൽ ഫാർമസി തുല്യതയില്ലാത്ത ജനകീയ ബദലാണെന്ന് അ� പേരാവൂര്‍: കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ സെക്രട്ടറി ഓഡിറ്റിംഗ് ഓഫീസറെ സ്വാധീനിച്ച് രേഖകളിൽ ഒപ്പുവച്ചുവെന്ന് സമരസമിതി. നിക്ഷേപകരുടെ പരാതിയില്‍ സെക്രട്ടറിയായിരുന്ന പി.വി. ഹരിദാസനെ അന്വേഷണ വിധേയമായി സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സസ്പെൻഡ് ചെയ്തിരുന്നു. മേലധികാരികളുടെ അനുമതിയില്ലാതെയാണ് സെക്രട്ടറി സൊസൈറ്റിയില്‍ എത്തിയതെന്നും ഓഡിറ്ററെ മാറ്റിനിര്‍ത്തി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സമരസമതിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്കും ജില്ല രജിസ്ട്രാര്‍ക്കും പരാതി നല്‍കി. സമരസമിതി കണ്‍വീനര്‍ സിബി ജോസഫ്, ചെയര്‍മാന്‍ കെ. സനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ എത്തിയതിന് ശേഷമാണ് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്കും ജില്ലാ രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്. റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡിൽ കൂടി സഞ്ചരിച്ചത്. സിംഗപൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനങ്ങളാണ് ചെന്‍കി വിമാനത്താവളത്തില്‍ നിന്നു റോഡിലൂടെ അടുത്തുള്ള ചെന്‍കി എക്‌സിബിഷന്‍ സെന്‍ററിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയത്. വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി ചെൻകി കോസ്റ്റ് റോഡിലേയും ഏവിയേഷന്‍ പാര്‍ക്ക് റോഡിലേയും വാഹന ഗതാഗതം പൂർണമായും തടഞ്ഞു. രണ്ട് എയര്‍ബസ് എ380 വിമാനങ്ങളും ഒരു ബോയിംങ് 777-200 യാത്രാവിമാനവുമാണ് റോഡുകളിലൂടെ എക്‌സിബിഷന്‍ സെന്‍ററിലേക്ക് കെട്ടിവലിച്ചുകൊണ്ടുപോയത്. സിംഗപൂര്‍ എയര്‍ലൈന്‍സ് ആദ്യമായാണ് സ്വന്തം രാജ്യത്തിനകത്ത് തന്നെ വിമാനങ്ങള്‍ പൊളിച്ചടുക്കുന്നത്. കഴിഞ്ഞ നവംബറിലാണ് വിമാന സർവീസ് സിംഗപൂര്‍ എയര്‍ലൈന്‍സ് അവസാനിപ്പിച്ചത്. സര്‍വീസ് അവസാനിപ്പിച്ച വിമാനങ്ങളുടെ ഉപയോഗയോഗ്യമായ ഭാഗങ്ങള്‍ പുനരുപയോഗിക്കുമെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ ഫ്യൂസ്‌ലേജ്, കാബിന്‍ ജനലുകള്‍, ബാഗുകള്‍ വെക്കുന്ന ഭാഗം, സീറ്റുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം വീണ്ടും ഉപയോഗിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലാ- ഡിസൈന്‍ സ്ഥാപനങ്ങള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി വിമാനങ്ങളുടെ ഭാഗങ്ങള്‍ നല്‍കുമെന്നും സിംഗപൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിട്ടുണ്ട്. 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട ദുൽഖറിന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെ കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍ പാലാ സെന്‍റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട ദുൽഖറിന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെ കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍ പാലാ സെന്‍റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി ഇത് സജി സർ, കെഎസ്ആർടിസി കണ്ടക്ടർ, ഒരുപാട് നന്മകളുള്ള ഒരാൾ മെഡിക്കൽ റെപ്പിൽ നിന്ന് നഷ്ടപ്പെട്ട മരുന്ന് പൊതി ഡിപ്പോയിൽ എൽപ്പിച്ച കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യ "ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്; കുറിപ്പ് വൈറൽ മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ മമ്മൂക്കയ്ക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി ദേവികയ്ക്കു സ്മാര്‍ട്ട് ഫോണ്‍ അങ്കമാലി: നടന്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന അധ്യാപികയും മഞ്ഞപ്ര സെന്റ് മേരീസ് എല്‍പി സ്‌കൂ "എന്‍റെ പൊന്നു സാറെ അതിയാനെ ഓഫീസിലേക്ക് തിരിച്ച് വിളിക്കണേ' ‌കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ നിശ്ചിത സമയം മാത്രം ചെയ്യേണ്ടിയിരുന്ന ജോലി വർക്ക് ഫ്രം  ആ കുട്ടിയും "അമ്മയും' ഇവിടെയുണ്ട്; സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായി അക്കു അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്. അക്കുമാത് ശ്രീ സുന്ദരേശ്വരയിലെ ക്ലീനർ ഇത്താത്തയ്ക്ക് ആശംസകളുമായി ശൈലജ ടീച്ചർ കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആദികടലായി പൗലോ കൊ‌യ്‌ലോ അറിയാൻ, ആ ഓട്ടോ താങ്കളുടെ കടുത്ത ആരാധകന്‍റേതാണ് ബ്രസീൽ എഴുത്തുകാരനായ പൗലോ കൊ‌യ്‌ലോ ട്വിറ്ററിൽ പങ്കുവച്ച ഓട്ടോയുടെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായത്. എറണാകുളം നോ ധന്യയ്ക്ക് ഇത് "ധന്യ നിമിഷം ഒരു കമന്‍റ് ജീവിതം മാറിമറിച്ചപ്പോൾ സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്‍റെ ആഗ്രഹം കമന്‍റ് ചെയ്യുന്പോൾ അത് ഒരിക്കലും നടപ്പിലാകുമെന്ന് ധന്യ വിചാരി ഒന്നര സെന്‍റ് സ്ഥലത്ത് രണ്ടുനില വീട് വൈറലായി ഒരു വീട് ഒരു വീടു പണിയാൻ എത്ര സ്ഥലം വേണം. അഞ്ച് സെന്‍റ് മുതൽ ഏക്കറുകൾവരെ എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ ഒന്നര സെന്‍റിൽ "താങ്കൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണണം' ആറ്റിങ്ങലിലെ എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ഓഫീസർ രജിത പോയി കാണണമെന്ന് തിരക്കഥകൃത്ത് കെ വി അനിൽ. സ്ത്രീകളുടെയും പെൺ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: ട്വന്‍റി- 20 മത്സരങ്ങൾ മാറ്റിവച്ചു കേരളത്തിൽ ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് ജിഷ്ണുവിന് സന്ദീപിനോട് പക; തിരുവല്ലയിലേത് രാഷ്ട്രീയ കൊലയെന്ന് റിമാൻഡ് റിപ്പോർട്ട് ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: ട്വന്‍റി- 20 മത്സരങ്ങൾ മാറ്റിവച്ചു കേരളത്തിൽ ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് ജിഷ്ണുവിന് സന്ദീപിനോട് പക; തിരുവല്ലയിലേത് രാഷ്ട്രീയ കൊലയെന്ന് റിമാൻഡ് റിപ്പോർട്ട് ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ മലയാള സിനിമ വീണ്ടും വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ തിയേറ്ററിൽ നിന്ന് അപ്രതീക്ഷിതമായി പിൻവലിക്കേണ്ടി വന്ന ചിത്രങ്ങളുൾപ്പടെ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചതുർമുഖം, അനുഗ്രഹീതൻ ആൻ്റണി, തമിഴ് ചിത്രം ജഗമേ തന്തിരം എന്നീ സിനിമകളാണ് ജൂണിൽ റിലീസ് ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷും ഐശ്വര്യ ലക്ഷ്മിയും പ്രധാന റോളുകളിൽ എത്തുന്ന ജഗമേ തന്തിരം ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 ന് ആണ് പ്രദർശനം ആരംഭിക്കുന്നത്. ചിത്രത്തിൽ സുരുളി ,പ്രഭു എന്നീ രണ്ടു വേഷങ്ങളിലയാണ് ധനുഷ് എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  ജോജു ജോർജും , സഞ്ജന നടരാജൻ, ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിലയൻസ് എന്റർടെയിൻമെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.  ലണ്ടനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ശ്രേയാസ് കൃഷ്ണ- ഛായാഗ്രഹണം. എഡിറ്റിംഗ്- വിവേക്. അനുഗ്രഹീതന്‍ ആന്റണി സണ്ണി വെയ്ൻ, ഗൌരി കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കിയ ചിത്രമാണ് ഏറെ കാത്തിരിപ്പുകൾക്ക് ശേഷം തീയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിൽ സണ്ണി വെയ്‌നും 96 ഫെയിം ഗൗരി കിഷനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയപ്പോൾ പേരിലെ വ്യത്യസ്തത പോലെ തന്നെ ചില സസ്പെൻസുകൾ ഒളിപ്പിച്ചു വെച്ച ചിത്രമാണിത്.സംഗീതത്തിനും പ്രണയത്തിനും സിനിമ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിൽ പാട്ടുകൾ പാടിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍, അശ്വിന്‍ പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയത്. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചതുർമുഖം മലയാളത്തിലെ ആദ്യത്തെ ടെക്‌നോ-ഹൊറര്‍ സിനിമ എന്ന ഖ്യാതിയോടെ തിയേറ്ററിൽ എത്തിയ ചിത്രമാണ് മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സീ 5 ആപ്പിലൂടെയാണ് ഒടിടി റിലീസായി എത്തുന്നത്. മലയാളത്തിൽ ഇന്ന് വരെ ഇത്തരമൊരു ഹൊറർ ചിത്രം വന്നിട്ടില്ല. ടെക്നോ ഹൊറർ പ്രേക്ഷകന് ഒരു പുത്തൻ അനുഭവം തന്നെയാണ്. മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. തേജസ്വിനി ഒരു മൊബൈൽ അഡിക്റ്റ് ആണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ സെൽഫി എടുത്ത് തുടങ്ങുന്ന, സമൂഹ മാധ്യമങ്ങളിൽ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പങ്ക് വെക്കുന്ന വ്യക്തി. ഫോൺ ജീവിതത്തോട് ഇത്രയും ലയിച്ചു ജീവിക്കുന്ന തേജസ്വിനിയുടെ ഫോൺ ഒരു ദിവസം നഷ്ടമാവുകയും, തുടർന്ന് മറ്റൊരു ഫോൺ വാങ്ങുകയും ചെയ്യുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലേക്ക് വന്നതിന് ശേഷം അരങ്ങേറുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങളുടെ കഥയാണ് ചതുർമുഖം. തേജസ്വിനിയിലൂടെ അവൾക്ക് ചുറ്റും സംഭവിക്കുന്ന പ്രശ്നങ്ങൾക്ക്, അവയുടെ കാര്യ കാരണങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിത്രം. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിയോ ബേബി മികച്ച സംവിധായകൻ; പത്മരാജന്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എത്ര ശ്രദ്ധയോടെയാണ് ബിജു പെരുമാറുന്നത്; ‘ആര്‍ക്കറിയാ’മിന് സത്യൻ അന്തിക്കാടിന്റെ പ്രശംസ ‘എന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടൻ’; ഇന്ദ്രൻസിനെക്കുറിച്ച് വിനയൻ ഇന്ദ്രൻസിനെ കുറിച്ച് വിനയൻ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളുടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ‘ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം; ‘മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും’: ട്രോളുകൾക്കെതിരെ മാല പാർവതി യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട് സേതു രാമയ്യരുടെ പുതിയ അന്വേഷണ സംഘത്തിൽ രമേഷ് പിഷാരടിയും വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന, കൊതിയോടെ കണ്ട സ്വപ്നം ആണ് ഇതെന്നാണ് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ‘എന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടൻ’; ഇന്ദ്രൻസിനെക്കുറിച്ച് വിനയൻ ‘ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം; ‘മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും’: ട്രോളുകൾക്കെതിരെ മാല പാർവതി സേതു രാമയ്യരുടെ പുതിയ അന്വേഷണ സംഘത്തിൽ രമേഷ് പിഷാരടിയും ‘കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം’; ഹിമാചലിനോട് ഗുഡ്ബൈ പറഞ്ഞ് ദുല്‍ഖര്‍ ‘ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ്’; വിമർശനങ്ങളെക്കുറിച്ച് ഹരീഷ് പേരടി റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍- മുട്ടമ്പലം, മാഞ്ഞൂര്‍, അതിരമ്പുഴ കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിനു വേണ്ടിയുളള സ്ഥലമെടുപ്പിനായുളള 11(1) വിജ്ഞാപനം കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂളിനു വേണ്ടിയുളള സ്ഥലമെടുപ്പിനായുളള 11(1) വിജ്ഞാപനം ചങ്ങനാശ്ശേരി ഫ്ലൈ ഓവര്‍ നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനായുള്ള സാമൂഹിക പ്രത്യാഘാത കരട് പഠന റിപ്പോര്‍ട്ട് ചങ്ങനാശ്ശേരി ഫ്ലൈ ഓവര്‍ നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിനായുള്ള സാമൂഹിക പ്രത്യാഘാത കരട് പഠന റിപ്പോര്‍ട്ട് അക്കരപ്പാടം അപ്രോച്ച് റോഡിനു വേണ്ടി യുളള സ്ഥലമെടുപ്പിനായി വിദഗ്ദ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടുളള നടപടിക്രമം അക്കരപ്പാടം അപ്രോച്ച് റോഡിനു വേണ്ടി യുളള സ്ഥലമെടുപ്പിനായി വിദഗ്ദ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടുളള നടപടിക്രമം നേരേകടവ്- മാക്കേക്കടവ് പാലം നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- പുനരധിവാസ പാക്കേജ് അംഗീകരിച്ച് ഉത്തരവ് നേരേകടവ്- മാക്കേക്കടവ് പാലം നിര്‍മ്മാണത്തിനായുളള സ്ഥലമെടുപ്പ്- പുനരധിവാസ പാക്കേജ് അംഗീകരിച്ച് ഉത്തരവ് ലളിതാംബിക അന്തര്‍ജനം സ്മാരക സമുച്ചയം- സാമൂഹ്യ പ്രത്യാഥാത പഠനം സംബന്ധിച്ച് ലളിതാംബിക അന്തര്‍ജനം സ്മാരക സമുച്ചയം- സാമൂഹ്യ പ്രത്യാഥാത പഠനം സംബന്ധിച്ച് കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂള്‍ – സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുള്ള ജില്ലാ തല വിദഗ്ധസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവ്- സംബന്ധിച്ച് കടപ്ലാമറ്റം ടെക്നിക്കല്‍ സ്കൂള്‍ – സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനുള്ള ജില്ലാ തല വിദഗ്ധസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവ്- സംബന്ധിച്ച് ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം ലേഖനം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ വിക്കിപീഡിയ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക ഇത് ഒരു അപ്രകാശിത അഭിമുഖമാണ്. സ്വാതന്ത്ര്യസമര സേനാനിയും നാടകകൃത്തും നടനുമെല്ലാമായിരുന്ന എന്‍.എന്‍. പിള്ളയുമായി അവസാനകാലത്ത് നടത്തിയ സംഭാഷണം. നവംബര്‍ 14-ന് എന്‍.എന്‍. പിള്ള അന്തരിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുന്നവേളയില്‍ ഈ സംഭാഷണം ഇവിടെ ജീവിച്ചിരുന്ന ധീരനായ ഒരു കലാകാരന്റെ ഉന്നതശീര്‍ഷസ്വരൂപവും ഉറപ്പുള്ള നിലപാടുകളും വെളിവാക്കിത്തരുന്നു എന്‍.എന്‍. പിള്ള നാടകത്തില്‍നിന്ന് നല്ല പൈസയുണ്ടാക്കിയ ആളാണെന്നുപറഞ്ഞാല്‍ എത്രത്തോളം വാസ്തവമുണ്ട് ഞാന്‍ ധനികനല്ല. പക്ഷേ, ഒരണ കടമില്ല. ആവശ്യത്തിനുള്ളതെല്ലാം കിട്ടുന്നു. ഒറ്റപ്രമാണമേയുള്ളൂ. ഈ വീടും 34 സെന്റ് സ്ഥലവും. ഭാര്യയുടെ പേര്‍ക്ക് എട്ട് ഏക്കര്‍ നിലവുമുണ്ട്. കൃത്യമായി ഇന്‍കംടാക്‌സ് കൊടുക്കുന്നു. അവര്‍ എന്റെ നാടകം കളിപ്പിക്കാറുപോലുമുണ്ട്. അത്യാവശ്യസംഭാവനകള്‍ സമൂഹത്തിന് നല്‍കുന്നുമുണ്ട്. മരണത്തില്‍ ശകലം പോലുമില്ല; എന്നാല്‍ വേദനയെയാണ് ഭയം. ജീവിതസ്‌നേഹമേയുള്ളൂ' എന്ന് ഞാന്‍ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. 1945-ല്‍ ഞാന്‍ നാട്ടിലെത്തി. വിവാഹം കഴിഞ്ഞ് മൂത്തകുട്ടി ജനിച്ച രണ്ടു വയസ്സായപ്പോള്‍ 1948-ല്‍ വീണ്ടും മലയായിലേക്ക് പോയി. കുട്ടന്‍ (നടന്‍ വിജയരാഘവന്‍) ജനിച്ചത് അവിടെയാണ്. 1950-ല്‍ തിരികെ നാട്ടിലെത്തി. പല ബിസിനസും ചെയ്തു. പരാജയപ്പെട്ട നാളുകളില്‍ കുളക്കട പണ്ടാരത്തില്‍ കലാമണ്ഡലത്തിന്റെ മൂന്നു ദിവസത്തെ കഥകളി കാണാന്‍ സുഹൃത്ത് ശിവശങ്കരപ്പിള്ളയുമൊത്ത് പോയി. അന്നാണ് ആദ്യമായും അവസാനമായും മഹാകവി വള്ളത്തോളിനെ കാണുന്നത്. കഥകളി കണ്ടപ്പോള്‍ നമുക്കും ഒരു കലാസമിതി ഉണ്ടാക്കിയാലെന്താ എന്നു തോന്നി. കലാമണ്ഡലം സെറ്റിനെ ബുക്കുചെയ്തു. തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ മൂന്നുദിവസത്തെ കഥകളി നടത്തി. സമിതി ഉദ്ഘാടനം ചെയ്തു. പരിപാടി 76 രൂപ നഷ്ടത്തില്‍ കലാശിച്ചു. അഗതികഗതി (ഒരു ഗതിയുമില്ലാത്തവന്റെ അവസാനത്തെ ആശ്രയം) എന്നു പറഞ്ഞപോലെയാണ് ഞാന്‍ നാടകത്തില്‍ ചെന്നുപെട്ടത്. അതെന്നെ രക്ഷിച്ചു മനുഷ്യന്‍' എന്ന നാടകത്തില്‍ 1952-ല്‍ തുടങ്ങി '54-ല്‍ 'അസ്സലാമു അലൈക്കും' എന്ന നാടകത്തിലൂടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി. സഹോദരിയും ഭാര്യയും കുട്ടികളും നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. ഒരിക്കലുമില്ല. കറുപ്പ്തീറ്റ ഇപ്പോഴില്ല. പിന്നെ ഞാന്‍ പരീക്ഷിക്കാത്ത ലഹരിപദാര്‍ഥങ്ങളില്ല -എല്‍.എസ്.ഡി. ഒഴിച്ച്. ഇരുപത് കൊല്ലമായി അലച്ചില്‍. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അംശം കുറഞ്ഞു. പിന്നെ വല്ലാതെ ഇമോഷണലാകും. എനിക്ക് ചുമ്മാ ഇങ്ങനെ പരബ്രഹ്‌മം മാതിരി ഇരിക്കാന്‍ വയ്യ. വന്നുവന്ന് സങ്കടവും ജീവിതവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാതായിട്ടുണ്ട്. അങ്ങയുടെ ഒരു നാടകത്തിലെ സംഭാഷണമാണ് ഞാന്‍ പറയുന്നത് ഭീരുക്കള്‍ക്ക് ചാരാനുള്ള മതിലാണ് ദൈവം ഈശരന്‍ അറസ്റ്റില്‍' എന്ന പേരില്‍ത്തന്നെ ഒരു നാടകം എഴുതിയിട്ടുണ്ട് ഭാവത്രയം' എന്ന നാടകത്തില്‍ ശ്രീകൃഷ്ണനെയും അര്‍ജുനനെയും രംഗത്ത് കൊണ്ടുവന്നു-ഗീതോപദേശം. ശബരിമല അയ്യപ്പനെ കഥാപാത്രമാക്കി 'വാറ്റ്-69' എന്നൊരു ഏകാങ്കനാടകവും എഴുതിയിട്ടുണ്ട്. ഈശ്വരവിശ്വാസിയാണോ താങ്കള്‍ ഈശ്വരന്‍ ഉണ്ടെന്ന ധാരണയേയില്ല. ഈശ്വരനില്‍ വിശ്വസിച്ചില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന ധാരണയുമില്ല. ഗുരുവായൂരില്‍ 20 പ്രാവശ്യം പോയ ഞാന്‍ ഒരു തവണയേ അകത്തുകയറിയുള്ളൂ. അലങ്കാരങ്ങളൊക്കെ എങ്ങനെയുണ്ടെന്ന് കാണാന്‍. പി.എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവി'നെ എതിര്‍ത്തവര്‍ 'കാപാലിക'യും 'ഈശ്വരന്‍ അറസ്റ്റി'ലും എഴുതിയ എന്‍.എന്‍. പിള്ളയെ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാവാം സാഹിത്യത്തെക്കുറിച്ച് ആധുനികം, ഇപ്പോള്‍ അത്യാധുനികം, ആധുനികോത്തരം എന്നെല്ലാമുള്ള വിശേഷണങ്ങള്‍ കേട്ടുതുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഈ വേര്‍തിരിവുകള്‍ കേള്‍ക്കുമ്പോള്‍ എന്താണ് തോന്നാറുള്ളത് ആധുനിക കവികളില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. എന്നെഴുതിയ കവി തന്നെയാണോ 'അമാവാസി' എന്നെഴുതിയതെന്ന് അദ്ഭുതപ്പെട്ടുപോയി. അത്യന്താധുനികത്തിലെ മനഃപൂര്‍വമായ അതിദുര്‍ഗ്രാഹ്യതായ്ക്കാധാരം (ഉലഹശയലൃമലേ ഛരൌൃമിശോെ) ഇനി പറയുന്നവയാണ്:വെറും നാട്യം, ആവിഷ്‌കരണത്തിനുള്ള അസമര്‍ഥത, ദുര്‍ഗ്രഹത, നൂതനമാക്കാനുള്ള ശ്രമം, രൂപഭ്രമം, അനുഭൂതിക്കനുയോജ്യമല്ലാത്ത ഭാഷയും താളവും. മനസ്സിലാകുന്നത് ഇഷ്ടപ്പെടുമ്പോള്‍ മനസ്സിലാകാത്തത് വാഴ്ത്തപ്പെടുമെന്നാണല്ലോ തത്ത്വം. ശരിയാണ്, ഒട്ടും മനസ്സിലാകാത്തവര്‍ക്ക് നല്ലതുപോലെ മനസ്സിലാകുന്നതാണ് അത്യന്താധുനികം. അങ്ങയുടെ രചനയില്‍ ആരുടെയും സ്വാധീനം ഇല്ലെന്നാണോ അങ്ങനെയല്ല. ക്രാഫ്റ്റില്‍ ഇബ്സനും സംഭാഷണത്തില്‍ ബര്‍ണാഡ്ഷായുമാണ് എന്റെ മാര്‍ഗദര്‍ശികള്‍. ഞാന്‍ ഒരുപാട് വായിച്ചിട്ടുള്ള ആളാണ്. നമ്മുടെ ചുറ്റുവട്ടത്തുള്ള അല്ലെങ്കില്‍ മുന്‍തലമുറയിലുള്ള പ്രതിഭാശാലികളെ പഠിക്കുന്നത് അവരെ അനുകരിക്കാനല്ല, അനുകരിച്ച് പോകാതിരിക്കാനാണ്. ഷേക്സ്പിയറും മോളിയറും ലോര്‍ക്കയും മറ്റാരെയും അനുകരിച്ചവരല്ല. സ്വന്തമായ സരണികള്‍ വെട്ടിത്തുറന്നവരാണ്. ഇവര്‍ സ്വീകരിച്ച ഇതിവൃത്തങ്ങളില്‍ ഭൂരിപക്ഷവും മറ്റു പലരോടും കടം മേടിച്ചവയായിരുന്നു. അതില്‍നിന്ന് മെനഞ്ഞെടുത്ത കലാസൃഷ്ടികള്‍ അവരുടേത് മാത്രമായിരുന്നു. നാടകത്തില്‍ എന്ത് എന്നതല്ല എങ്ങനെ എന്നതാണ് പ്രശ്‌നം. എന്നോളം വായിച്ചവരല്ല ഇബ്സനും മോളിയോയും ഒനീലും ഷേക്സ്പിയറും. പക്ഷേ, പ്രതിഭയുടെ കാര്യത്തില്‍ ഞാന്‍ അവരുടെ അടുത്തെങ്ങും നില്‍ക്കത്തില്ലല്ലോ. അതെനിക്കറിയാം. അങ്ങയുടെ നാടകങ്ങള്‍ സറ്റയര്‍ ആണെന്നറിയാം. ജനാധിപത്യം, നമ്മുടെ ജുഡീഷ്യറി എന്നിവയൊക്കെ അതിശക്തമായി വിമര്‍ശിക്കാന്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ നാടകങ്ങളിലൂടെ നടത്തുന്ന അങ്ങയുടെ ശ്രമം ബോധപൂര്‍വം തന്നെയാണോ സംശയമെന്താ, ബോധപൂര്‍വം തന്നെ. ഡെമോക്രസി വളര്‍ന്നുവളര്‍ന്ന് 18-ാം നൂറ്റാണ്ടിന്റെ സ്വപ്നവും 19-ാം നൂറ്റാണ്ടിന്റെ നേട്ടവും 20-ാം നൂറ്റാണ്ടിന്റെ ശാപവുമായിത്തീര്‍ന്നു. ഏീ്‌ലൃിാലി േശ െീൃഴമിശലെറ യ്യ വശുീരൃമ്യെ. ജലൃളലര േറലാീരൃമര്യ വേല ാീേെ വെമാലഹല ൈവേശിഴ വേല ംീൃഹറ/ 18ാം നൂറ്റാണ്ടിന്റെ എഡ്മണ്ട് ബര്‍ക്ക് എന്ന ആംഗലേയ രാജ്യതന്ത്രജ്ഞന്റെ ഈ വാക്കുകള്‍ ഒരു സഹിച്ചുകൂടായ്മയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ശാപവചനങ്ങളായിരുന്നു. അല്പം തമാശയായി പറഞ്ഞാല്‍ ?െഡമോക്രസി എന്ന ഇംഗ്‌ളീഷ് പദത്തിന് ആ വാക്കുതന്നെ അല്പം മാറ്റി 'ഡിയാ-ഇ-കുര്‍സി' എന്നാണ് മലേഷ്യക്കാരന്‍ അര്‍ഥം കല്പിക്കുന്നത്. മലായി ഭാഷയില്‍ 'ഡിയാ-ഇ- കുര്‍സി' എന്നു പറഞ്ഞാല്‍ 'അവന് കസേര വേണം എന്നാണര്‍ഥം'. നാടകങ്ങളില്‍ കൂടി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന താങ്കള്‍ പരിഹാരമാര്‍ഗങ്ങള്‍ തരേണ്ടത് നാടകകൃത്തിന്റെ ചുമതലയല്ല എന്ന് പറഞ്ഞിട്ടുണ്ടല്ലോ? എങ്കിലും ജനാധിപത്യം വികസിക്കുന്നതിന് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാനുണ്ടോ 'A dramatist is not expected to answer questions, but to ask them' എന്ന ഇബ്സന്റെ അഭിപ്രായം ഞാന്‍ പരിപൂര്‍ണമായി അംഗീകരിക്കുന്നു. എന്റെ ഓരോ നാടകവും ബുള്‍ഡോസറാകണമെന്നാണ് ആഗ്രഹം. പഴകി ദ്രവിച്ച ഇന്നത്തെ കോട്ടകൊത്തളങ്ങള്‍ പലതും ഇടിച്ചുനിരത്താന്‍ ഇന്നത്തെ ബുള്‍ഡോസറുകള്‍ തന്നെ വേണം. അങ്ങനെ ഇടിച്ചു നിരത്തിയ സ്ഥാനങ്ങളില്‍ പുതിയതെന്തു പണിയണം എന്നതിനെപ്പറ്റി സുവ്യക്തമായ നിര്‍ദേശങ്ങളൊന്നും ഞാന്‍ വെക്കാറില്ല. ആ ഉത്തരവാദിത്വം ഞാന്‍ സമൂഹത്തിന് വിട്ടുകൊടുക്കുകയാണ്. ബുള്‍ഡോസറിന്റെ ഉദ്ദേശ്യം ഇടിച്ചുനിരത്തലാണ്. പുതുക്കിപ്പണിയേണ്ടത് എന്‍ജിനിയര്‍മാരാണ്. ബുള്‍ഡോസര്‍ തന്നെ എന്‍ജിനിയറാകണമെന്ന് ശഠിക്കുന്നത് ബുദ്ധിശൂന്യതയാണ്. നമ്മുടെ ഇന്നത്തെ പ്രശസ്തരായ സിനിമാതാരങ്ങളെ നാടകത്തിലേക്ക് കൊണ്ടുവന്നാല്‍ അവരില്‍ എത്രപേര്‍ എത്രത്തോളം വിജയിക്കും. ഈ താരം ഒരു നടനാണെങ്കില്‍ അയാള്‍ക്ക് സിനിമയെന്നോ നാടകമെന്നോ വ്യത്യാസമുണ്ടാകില്ല. അഭിനയവുമായി ബന്ധപ്പെട്ട ഏതൊരു മാധ്യമത്തിലും അയാള്‍ക്ക് വിജയിക്കാന്‍ കഴിയും. പക്ഷേ, നടനായിരിക്കണം. ഒരു നടനെന്ന് പറയണമെങ്കില്‍ ജന്മസിദ്ധമായ പ്രതിഭ, നിരന്തരമായ സാധകംകൊണ്ട് സൃഷ്ടിച്ച അനായാസത, സര്‍വോപരി പ്രകടനവൈഭവം എന്നിവ ഉണ്ടായിരിക്കണം. ഇതൊന്നും ഈ പറയുന്ന താരങ്ങളില്‍ ഭൂരിപക്ഷം പേര്‍ക്കും ഇല്ല. ഇവരെല്ലാം ഇതെല്ലാം ചെയ്യുന്നത് നേരത്തേ പറഞ്ഞ മറ്റ് ചിലരെക്കണ്ടാണ്. സിനിമയിലെ ഈ വൈഭവങ്ങളെല്ലാം ടെക്നോളജിയുടെ വിജയമാണ്. ചുരുക്കത്തില്‍ സംവിധായകന്റെ കലയാണ് സിനിമയെന്ന് പറയാം. Director creates the actor. നാടകമതല്ല. നടന്റെ കല തന്നെയാണ്. അതുകൊണ്ട് ഈ താരങ്ങളെന്നു പറയുന്നവരെ നാടകത്തില്‍ കൊണ്ടുവന്നാല്‍ കര്‍ട്ടന്‍ പോലും വലിക്കാന്‍ കഴിയാത്തവരായിരിക്കും ഭൂരിപക്ഷവും. എന്നാല്‍, സിനിമയില്‍ നല്ല നടന്മാരോ നടിമാരോ ഇല്ലെന്നല്ല. ഒന്നാന്തരം നടന്മാരും നടിമാരും ഉണ്ട്. നാടകത്തില്‍ കൊണ്ടു വന്നാല്‍ വിജയിക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സിനിമാലോകത്തില്‍ നല്ല നടന്മാരെന്ന് പറയുന്നവര്‍ നിരന്തരമായി നാടകരംഗത്ത് പരിശീലനം സിദ്ധിച്ചവരാണ്. നാടക അഭിനയ സ്റ്റുഡിയോകളില്‍, നാടകക്കളരികളില്‍ പരിശീലനം സിദ്ധിച്ചവരാണ്. ഇവിടെ മാത്രമല്ല ഏതൊരു രാജ്യത്തും. സിനിമയില്‍ മനുഷ്യര്‍ വേണമെന്നില്ലല്ലോ The Incredible Journey' എന്ന സിനിമയില്‍ ഒരു പട്ടിയും പൂച്ചയും ആണ് പ്രധാന കഥാപാത്രങ്ങള്‍. നമ്മള്‍ പല സന്ദര്‍ഭങ്ങളിലും കരഞ്ഞുപോകും. അത്രകണ്ട് വികാരനിര്‍ഭരമായ രംഗങ്ങളാണ് ഈ പട്ടിയും പൂച്ചയും കൂടി സൃഷ്ടിക്കുന്നത്. അതുംവേണമെന്നില്ല. അചേതനമായ വസ്തുക്കള്‍പോലും സിനിമയിലെ കഥാപാത്രങ്ങളാകും. പിന്നെ കാര്‍ട്ടൂണ്‍ സിനിമകള്‍, മിക്കി, ഡൊണാള്‍ഡ്, വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ സിനിമകള്‍, ലോകസിനിമയിലെ പ്രഗല്ഭരായ പോള്‍ മുനി, മര്‍ലന്‍ ബ്രാന്‍ഡോ ഇന്ത്യന്‍ സിനിമയിലെ ദിലീപ്കുമാര്‍, രാജ്കുമാര്‍, ഓംപുരി, കൊട്ടാരക്കര, പി.ജെ. ആന്റണി, ശങ്കരാടി, തിലകന്‍, നെടുമുടിവേണു തുടങ്ങിയ ഒട്ടനവധി കലാകാരന്മാര്‍ സിനിമയിലും നാടകത്തിലും ഒരുപോലെ വിജയിച്ചവരാണ്. (ഒന്നുചിരിച്ച്) മലയാള സിനിമയിലും അചേതനമായ വസ്തുക്കള്‍ കഥാപാത്രങ്ങളാവുന്നുണ്ട് ചിരിയൊതുക്കിക്കൊണ്ട്) ഞാന്‍ പണ്ട് എന്റെ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. 500-ല്‍പ്പരം സിനിമയില്‍ അഭിനയിച്ച ഒരു കസേര കോടമ്പാക്കത്തുണ്ടായിരുന്നു എന്ന്. അതിന്റെ മൂടി ഓരോ സിനിമയിലും മാറ്റുകയാണ് ചെയ്യുന്നത്. അന്നത്തെക്കാലത്ത് ഇത്രയൊക്കെയേ ചെയ്യാനാകുകയുള്ളൂ. സിനിമാനടനാണല്ലോ മകന്‍ വിജയരാഘവന്‍, മകന്റെ സിനിമകള്‍ കാണാറുണ്ടോ ഈയാണ്ടില്‍ കുട്ടന്‍ അഭിനയിച്ച നാല് സിനിമകള്‍ കണ്ടു. ന്യൂഡല്‍ഹി, 1921, മൂന്നാംമുറ, വിറ്റ്നസ്. ന്യൂഡല്‍ഹി കണ്ടിരിക്കാം. 'വേദിയിലല്ല, ജീവിതത്തിലെ മാജിക് കാണിക്കാനായി ഞാൻ കർട്ടനുയർത്തുകയാണ്' ഒരു ജീവിതം മുഴുവൻ മാജിക് എന്ന കലാരൂപത്തിനുവേണ്ടി സമർപ്പിച്ച്, വേദിയിൽ വിസ്മയങ്ങൾ ശിഷ്യന്റെ കുത്തേറ്റ അച്ഛന്‍, ജീവഭയത്താല്‍ മതംമാറിയ അമ്മായി;നാടകമല്ല, ഇത് വിക്രമന്‍ നായരുടെ ജീവിതകഥ! നാടകത്തിന്, സിനിമയ്ക്ക്, ഓരോ കലയ്ക്കും അതിന്റേതായ രാഷ്ട്രീയം പറയാനുണ്ട്-കബനി സംഭാഷണങ്ങള്‍ ഓഡിയോ ക്ലിപ്പുകളായി വാട്‌സാപ്പിലൂടെ അയച്ചു; വ്യത്യസ്തതയായി 'ശിവപുരത്തെ വിശേഷങ്ങള്‍' വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 'വേദിയിലല്ല, ജീവിതത്തിലെ മാജിക് കാണിക്കാനായി ഞാൻ കർട്ടനുയർത്തുകയാണ്' മണിക് ബന്ദോപാധ്യായ്; ഒരു കറുത്ത രത്‌നത്തിന്റെ ഓര്‍മയ്ക്ക്! വൈലോപ്പിള്ളിയില്‍ തെളിഞ്ഞുനിന്ന ദുരഭിമാനവും ഗുര്‍ണയുടെ കോളനിയനന്തര സാഹിത്യവും! ആര്‍ട്‌സ് കോളേജിന് ഡോ.ആര്‍സുവിന്റെ പുസ്തകനിവേദ്യം; ആയിരത്തി അഞ്ഞൂറോളം വിശിഷ്ട പുസ്തകങ്ങള്‍! മരയ്ക്കാര്‍ വാള്‍ അടിയറവ് വെച്ചത് സാമൂതിരിക്ക് മുന്നില്‍; ശേഷം പോര്‍ച്ചുഗീസുകാരുടെ കീഴടക്കല്‍ നാടകം! ഈയടുത്തായി നമ്മള്‍ പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീസലോ അല്ലെങ്കില്‍ ഗ്യാസോ ആണ് ഇന്ധനമായി ഉപയോഗിക്കുക. എന്നാല്‍, വൈദ്യുത വാഹനങ്ങള്‍ ഓടുന്നത് പേരുപോലെ തന്നെ വൈദ്യുതിയുടെ സഹായത്തോടെയാണ്. ഇത്രയും കാര്യങ്ങള്‍ കൂട്ടുകാര്‍ക്ക് അറിയാമായിരിക്കും. ഇനി ഭാവിയില്‍ ഇന്ത്യയില്‍ കൂടുതലായി കാണപ്പെടാന്‍ പോകുന്നത് ഇത്തരം വൈദ്യുത വാഹനങ്ങളാകും. അങ്ങനെയെങ്കില്‍ വൈദ്യുത വാഹനങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാം. ഉയര്‍ന്നു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ ഭയക്കാതെ വൈദ്യുത ബാറ്ററിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രവർത്തിക്കുന്നത്. വൈദ്യുതിക്ക് പണമടയ്ക്കണ്ടേ എന്നാണ് ഇപ്പോള്‍ ചിന്തിച്ചതെങ്കില്‍ മറ്റ് ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് യാത്രാച്ചെലവ് വളരെ കുറവാണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ, വിലയിൽ ഈ കുറവ് കാണില്ല എന്നത് വലിയൊരു പോരായ്മയാണ്. വില കുറയ്ക്കാനുള്ള മാർഗങ്ങൾ നിർമാതാക്കൾ തേടുന്നുമുണ്ട്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇതിനോടകം തന്നെ കെഎസ്ഇബിയുടെ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേരളത്തില്‍ ഇടംനേടിക്കഴിഞ്ഞു. ദിവസേന നിരത്തുകളിലിറങ്ങുന്ന വാഹനങ്ങളില്‍നിന്നു പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ നേരെ എത്തുന്നത് അന്തരീക്ഷത്തിലേക്കാണ്. അതിന്‍റെ അനന്തരഫലമോ അന്തരീക്ഷ മലിനീകരണവും ഹരിതഗൃഹ വാതകങ്ങളും. നമ്മള്‍ ജീവിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയൊരു പരിധിവരെ സാധിക്കും. നൂറു ശതമാനം പരിസ്ഥിതിസൗഹൃദമാണ് വൈദ്യുത വാഹനങ്ങള്‍. അന്തരീക്ഷത്തെ മലിനമാക്കുന്ന വിഷപ്പുക തുപ്പുകയില്ല എന്നതാണ് ഇവയുടെ എടുത്തു പറയേണ്ട പ്രത്യേകത. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍പോലും അന്തരീക്ഷ മലിനീകരണമുണ്ടാക്കും എന്നതു മറക്കണ്ട. വൈദ്യുത വാഹനങ്ങളിലേക്കു മാറുക വഴി നമ്മൾ‍ ആരോഗ്യകരമായ ഒരു പരിസ്ഥിതിയാണ് നിര്‍മിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു. മറ്റു വാഹനങ്ങള്‍ക്കുള്ള അതേ ഫിറ്റ്‌നസ് ടെസ്റ്റുകളാണ് നടത്തുന്നതെങ്കിലും വൈദ്യുത വാഹനങ്ങള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമാണ്. ഉദാഹരണത്തിന് ഒരു വൈദ്യുത കാര്‍ അപകടത്തില്‍പ്പെടുന്നു എന്നിരിക്കട്ടെ, ഉടന്‍ തന്നെ ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി തനിയെ വിച്ഛേദിക്കപ്പെടുകയും വലിയ അപകടം ഒഴിവാകുകയും ചെയ്യുന്നു. വൈദ്യുതമോട്ടോര്‍ രംഗത്തുണ്ടായ വിപ്ലവമാണ് യഥാര്‍ഥത്തില്‍ വൈദ്യുത വാഹനങ്ങള്‍ എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഉയര്‍ന്ന ദക്ഷതയുള്ള ബിഎല്‍ഡിസി മോട്ടോറുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ബ്രഷുകള്‍ ഇല്ലാത്ത ഡിസി മോട്ടോറുകളാണിവ. ബ്രഷുകള്‍ ഇല്ലാത്തതിനാല്‍ തന്നെ തേയ്മാനവും സ്പാര്‍ക്കിംഗും മൂലമുള്ള ഊര്‍ജനഷ്ടം ഒഴിവാകുന്നു. സാധാരണ രീതിയിലുള്ള മോട്ടോറുകളേക്കാല്‍ വില കൂടുതലാണ് എന്നതു മാത്രമാണ് ഒരു ന്യൂനത. വാഹനങ്ങളുടെ ചക്രങ്ങളില്‍ തന്നെ നേരിട്ടാണ് മോട്ടോറുകള്‍ ഘടിപ്പിക്കുന്നത്. അതിനാല്‍ പരമാവധി ദക്ഷത ലഭിക്കുകയും ചെയ്യുന്നു. വൈദ്യുത വാഹനങ്ങളെക്കുറിച്ചു പറയുമ്പോള്‍ വൈദ്യുത തീവണ്ടിയെക്കുറിച്ചു പറയാതിരിക്കുന്നത് എങ്ങനെ? വൈദ്യുത തീവണ്ടിയാണ് ഇക്കൂട്ടത്തിലെ പ്രമാണി. തീവണ്ടിക്കു മുകളിലൂടെ പോകുന്ന വൈദ്യുത കമ്പികളില്‍നിന്നും നേരിട്ടാണ് തീവണ്ടി എൻജിനുകള്‍ വൈദ്യുതി ഉപയോഗിക്കുന്നത്. കല്‍ക്കരി വണ്ടികളേയും ഡീസല്‍ വണ്ടികളേയും മറികടന്ന് റെയില്‍ പാളങ്ങളില്‍ ഇവര്‍ ഇടം നേടുകയാണ്. നമ്മുടെ ബൈക്കുകളും കാറുകളും ബസുകളും ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. വാഹനങ്ങളില്‍ തന്നെ ഉറപ്പിച്ചിട്ടുള്ള ബാറ്ററിയില്‍ ശേഖരിച്ചുവയ്ക്കുന്ന വൈദ്യുതിയാണ് ഇത്തരം വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ബാറ്ററിയിലെ വൈദ്യുതി തീരുന്നതനുസരിച്ച് ചാര്‍ജ് ചെയ്താല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങളും കാറുകളുമാണ് ഏറ്റവുമധികം ആരാധകരുള്ള വൈദ്യുത വാഹനം. രാസോർജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രക്രിയയാണ് ബാറ്ററികളിൽ നടക്കുക. ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രധാന ഊർജസ്രോതസ് ബാറ്ററിതന്നെ. റീചാർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് പൊതുവേ വാഹനങ്ങളിൽ ഉപയോഗിച്ചുവരുന്നത്. വാഹനങ്ങളിൽ സാധാരണ ഉപയോഗിക്കുന്നത് ലെഡ്-ആസിഡ് ബാറ്ററികൾ‌, നിക്കൽ മെറ്റൽ ഹൈബ്രിഡ് (NiMH) ബാറ്ററികൾ, ലിഥിയം അയോൺ (Li-ion) ബാറ്ററികൾ എന്നീ മൂന്നു തരം റീചാർജബിൾ ബാറ്ററികളാണ്. ‌1859ലാണ് ലെഡ്-ആസിഡ് ബാറ്ററികൾ വികസിപ്പിച്ചത്. നിലവിലുള്ള റീചാർജബിൾ ബാറ്ററികളുടെ ഏറ്റവും പഴക്കമേറിയ രൂപവും ഇതുതന്നെ. 19-ാം നൂറ്റാണ്ടു മുതൽ എല്ലാ തരം വാഹനങ്ങളിലും പ്രധാനമായി ഉപയോഗിക്കുന്നത് ഈ ഇനം ബാറ്ററിയാണ്. ഇലക്‌ട്രിക് കാറുകളിലും ഉപയോഗിക്കുന്നു. ലെഡ് ഇലക്‌ട്രോഡുകളും ഗാഡത കുറഞ്ഞ സൾഫ്യൂരിക് ആസിഡുമാണ് ഈ ബാറ്ററിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ദീർഘകാലം ഉപയോഗിക്കാം എന്നതാണ് ലെഡ്-ആസിഡ് ബാറ്ററികളുടെ പ്രത്യേകത. എന്നാൽ, ബാറ്ററി അധികമായി ചാർജ് ആയാൽ വിഷവാതകം പുറത്തുവരികയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം. 1980കളിലാണ് നിക്കൽ മെറ്റൽ ഹൈബ്രിഡ് ബാറ്ററികൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയത്. ഒരു ചെറിയ ബാറ്ററിക്കുള്ളിൽ വലിയ അളവിലുള്ള ഊർജം സംഭവിച്ചുവച്ചിരിക്കുന്നു എന്ന് പറയുന്നപോലെയാണ് ഈ ബാറ്ററി. ഹാനികരമായ ഒരു ലോഹവും ഇതിൽ ഇല്ലാത്തതിനാൽ അനായാസം റീസൈക്കിൾ ചെയ്യാനും കഴിയും. 1990കളിലാണ് ലിഥിയം അയോൺ ബാറ്ററികളുടെ വരവ്. താരതമ്യേന ചെറിയ ബാറ്റിയിൽ വലിയ ഊർജം സംഭരിച്ചുവയ്ക്കാനുള്ള ശേഷിയും ഉപയോഗിക്കാതിരുന്നാൽ ഊർജം ചോർന്നുപോകില്ല എന്ന പ്രത്യേകതയും ലിഥിയം അയോൺ ബാറ്ററികൾക്ക് ഏറെ പ്രചാരം നേടിക്കൊടുത്തു. ഭാരം കുറഞ്ഞതും പ്രത്യേക പരിചരണവും ആവശ്യമില്ലാത്തതും അയതിനാൽ നിലവിൽ ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങളിൽ വലിയതോതിൽ ഈ ഇനം ബാറ്ററികൾ ഉപയോഗിക്കുന്നു. ഇലക്‌ട്രിക് കാറുകളിൽ ഏറ്റവുമധികം ഉപയോഗിക്കാൻ പോകുന്നതും ലിഥിയം അയോൺ ബാറ്ററികളാണ്. ലിഥിയം അയോൺ ബാറ്റികളുടെ മറ്റൊരു വേരിയേഷനായ ലിഥിയം പോളിമർ ബാറ്ററികളാണ് ഇലക്‌ട്രിക് കാറുകളിൽ ഉപയോഗിക്കുക. ലിഥിയം അയോൺ ബാറ്ററികൾ നിർമിക്കുന്നതിലും ചെലവ് കുറവ് എന്നതാണ് ലിഥിയം പോളിമർ ബാറ്ററികളുടെ പ്രത്യേകത. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പോളിമർ ബാറ്ററികൾക്ക് ചെലവ് കൂടുതലാണ്. ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം ഉള്ള 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്. ഈ മലിനീകരണത്തിന്‍റെ കാര്യം തിരക്കിയാലോ ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണത്തിന്‍റെ 30 ശതമാനവും വാഹനങ്ങള്‍ പുറന്തള്ളുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നത്. ഇതു മുന്നില്‍ കണ്ട് വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക അത്യാവശ്യമാണ്. ഹു കില്‍ഡ് ദി ഇലക്‌ട്രിക് കാര്‍ ക്രിസ് പൈന്‍ സംവിധാനം ചെയ്ത്, 2006ല്‍ ഇറങ്ങിയ ഡോക്യുമെന്‍ററിയാണ് ഹു കില്‍ഡ് ദി ഇലക്‌ട്രിക് കാര്‍. ഇലക്‌ട്രിക് കാറുകളുടെ ചരിത്രം, അവയുടെ വികസനം, വിപണന സാധ്യത, എണ്ണക്കമ്പനികള്‍ക്ക് വൈദ്യുത വാഹനങ്ങളോടുള്ള സമീപനം എന്നീ വിഷയങ്ങളാണ് ഡോക്യുമെന്‍ററിയില്‍ പ്രതിപാദിക്കുന്നത്. അമിത വേഗത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് വൈദ്യുത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത്. നിലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് വൈദ്യുത കാറുകള്‍ ഉചിതമല്ലെങ്കിലും ഭാവിയില്‍ ഈ കുറവ് പരിഹരിക്കപ്പെട്ടേക്കും. അടുത്തിടെ ഹ്യുണ്ടായ് അവതരിപ്പിച്ച എസ്‌യുവി മോഡൽ കോന ഈ കുറവ് പരിഹരിക്കാൻ കഴിയുന്നതാണ്. ഒരു തവണ ചാർജ് ചെയ്താൽ 452 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രത്യേകത. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് ഫെയിം ഇന്ത്യ. 2015ല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യാപനത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്‌ട്രിക് വെഹിക്കിള്‍സ് ഇന്ത്യ അഥവാ ഫെയിം ഇന്ത്യ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരമുള്ള സബ്‌സിഡി പ്രതിമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നല്കും. 2030നുള്ളില്‍ രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമായി ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ നടപ്പിലാക്കും. * ആറ്റം മോട്ടോഴ്സ് ഗ്രഫീൻ 22 (വൈകാതെ എത്തും) ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിക് കാർ പരീക്ഷിച്ചിരുന്നു. മാരുതി ഒമ്‌നി വാനിന്‍റെ റൂഫിൽ സോളാർ പാനൽ ഘടിപ്പിച്ചായിരുന്നു മോഡിഫിക്കേഷൻ. ഇലക്‌ട്രിക് സ്കൂട്ടറുകൾ നിരത്തിലെത്തിക്കാൻ നിരവധി കന്പനികൾ മുന്നോട്ടുവന്നിട്ടുണ്ട്. * അവേര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മോട്ടോ കോർപ് * ഷേമ ഇ-വെഹിക്കിൾസ് ആൻഡ് സോളാർ * 2016 ഒക്‌ടോബറിൽ അശോക് ലെയ്‌ലാൻഡ് ഇലക്‌ട്രിക് ബസ് അവതരിപ്പിച്ചു. * 2017 ജനുവരിയിൽ ടാറ്റാ മോട്ടോഴ്സ് സ്റ്റാർബസ് ഇലക്‌ട്രിക് 9എം എന്ന പേരിൽ ഇലക്‌ട്രിക് ബസും സ്റ്റാർ ബസ് ഇലക്‌ട്രിക് 12എം എന്ന ഹൈബ്രിഡ് ബസും പുറത്തിറക്കി. * 2017 സെപ്റ്റംബറിൽ ഗോൾഡ് സ്റ്റോൺ ഇൻഫോടെക് ഹിമാചൽ പ്രദേശ് ട്രാൻസ്പോർട്ട് കോർപറേഷന് 25 ഇലക്‌ട്രിക് ബസുകൾ കൈമാറി. * 2018 മാർച്ചിൽ 25 സ്റ്റാർബസ് ഹൈബ്രിഡ് ഇലക്‌ട്രിക് ബസുകൾ മഹാരാഷ്‌ട്രയ്ക്ക് നല്കി. തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്‍റെയും പങ്കജ് മല്ലിക്കി പ്ലാസ്റ്റിക്കിന്‍റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന് 2018ലെ അതിഭയാനകമായ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്‍റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ “മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്‍റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി. വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള പുഴക്കരയിലുള്ള അലക്കുകല്ലിന്മേല്‍ തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന്‍ കുട്ട പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്‍റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക മലയാള സാഹിത്യത്തിന്‍റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്‍റെയും പങ്കജ് മല്ലിക്കി പ്ലാസ്റ്റിക്കിന്‍റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന് 2018ലെ അതിഭയാനകമായ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്‍റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ “മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്‍റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി. വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള പുഴക്കരയിലുള്ള അലക്കുകല്ലിന്മേല്‍ തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന്‍ കുട്ട പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്‍റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്‍റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ ഒന്ന് ഓർത്തുനോക്കൂ ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക് പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്‍റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ ഓഹരി വിപണിയെ വീഴ്ത്തി "ഒമിക്രോൺ സൂചികകൾ നഷ്ടത്തോടെ തുടക്കം ഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം "ഞങ്ങളെ ഒറ്റപ്പെടുത്തരുതേ യാത്രാവിലക്കുകൾ‌ പിൻവലിക്കണമെന്ന് ദക്ഷിണാഫ്രിക്ക മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക് ഒമിക്രോണ്‍: ജി7 ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് യുകെ ഓഹരി വിപണിയെ വീഴ്ത്തി "ഒമിക്രോൺ സൂചികകൾ നഷ്ടത്തോടെ തുടക്കം ഒമിക്രോൺ കാനഡയിലും; രാജ്യത്ത് ജാഗ്രതാ നിർദേശം "ഞങ്ങളെ ഒറ്റപ്പെടുത്തരുതേ യാത്രാവിലക്കുകൾ‌ പിൻവലിക്കണമെന്ന് ദക്ഷിണാഫ്രിക്ക മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരിക്ക് ഒമിക്രോണ്‍: ജി7 ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് യുകെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ Man remanded after Liquor theft in beverage outlet in kollam – News18 Malayalam ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ മോഷണ ദിവസം നേരത്തെയും ബിജു കൗണ്ടറിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് മോഷണശ്രമം വിജയിക്കാത്തതിനെ തുടർന്നാണ് വീണ്ടും കൗണ്ടറിലേക്ക് എത്തിയത് ശനിയാഴ്ച രാത്രി എട്ടേമുക്കാലിന് ആയിരുന്നു മോഷണം. 910 രൂപയുടെ ഓൾഡ് മങ്ക് ഫുള്ളാണ് ബിജു അടിച്ചുമാറ്റിയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. വീട്ടിൽ നിന്ന് പ്രതി മുങ്ങിയെങ്കിലും പോലീസ് പിടികൂടി. അടക്കുന്ന സമയം ആയതിനാൽ മോഷണം നടന്ന ദിവസം ഷോപ്പിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ബെവ്കോയുടെ സെൽഫ് സർവീസ് കൗണ്ടറിൽ ആണ് മോഷണം നടന്നത്. നീല ടീഷർട്ടും ജീൻസും ധരിച്ചെത്തിയ യുവാവ് മദ്യം വാങ്ങാനെത്തിയ മറ്റൊരാളോട് സംസാരിച്ചു നിന്നു. ഷോപ്പിലേക്ക് ഒരുമിച്ച് എത്തിയവർ എന്ന് തോന്നിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇതിനിടെ ഒരു ഫുൾ ബോട്ടിൽ ഇടുപ്പിൽ തിരുകി. മറ്റേ വ്യക്തി കാണാതെയാണ് മോഷണം നടത്തിയത്. വീണ്ടും പരിചയ ഭാവത്തിൽ അയാളുടെ അടുത്തുകൂടി സംസാരിച്ചു നിന്നു. Also Read- Bevco Self Service shop ഷോപ്പിൽ നിന്നും ഫുൾ ബോട്ടിൽ മോഷ്ടിച്ച 'മാന്യനെ' കണ്ടെത്തി ആ വ്യക്തി ബിൽ കൗണ്ടറിന് അടുത്തെത്തിയപ്പോൾ പുറത്തു നിൽക്കാം എന്ന് ആംഗ്യം കാണിച്ച് ബിജു റോഡിലേക്ക് കടക്കുകയായിരുന്നു. പിന്നീട് എണ്ണത്തിൽ സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ ഘട്ടത്തിലാണ് മോഷണ വിവരം മനസ്സിലാകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയ യുവാവിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ വീട്ടിലെത്തിയെങ്കിലും ബിജുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇരവിപുരത്ത് നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്തി. മോഷണ ദിവസം നേരത്തെയും ബിജു കൗണ്ടറിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് മോഷണശ്രമം വിജയിക്കാത്തതിനെ തുടർന്നാണ് വീണ്ടും കൗണ്ടറിലേക്ക് എത്തിയത്. ഇതേ ഔട്ട്ലെറ്റിൽ നേരത്തെയും മോഷണ ശ്രമം നടന്നിരുന്നു. അന്ന് ജീവനക്കാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഒരുമിച്ചുള്ള സ്ഥലമാണ് ആശ്രാമം. ബെവ്കോയുടെ മൂന്നു വില്പന കേന്ദ്രങ്ങളും കൺസ്യൂമർ ഫെഡിൻ്റെ ഒരു കേന്ദ്രവും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ നടുറോഡില്‍ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി ആഭരണം വാങ്ങാനെന്ന വ്യാജേന യുവാവ് സ്വർണം മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ Cyber crook| ഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തു; 3 ലക്ഷം രൂപ നഷ്ടമായെന്ന് സീരിയൽ നടി പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്ന ദമ്പതികൾ അറസ്റ്റിൽ കാതടപ്പിക്കുന്ന ശബ്ദവുമായി പാഞ്ഞ കാർ പിടികൂടി; 11000 രൂപ പിഴ ഈടാക്കി പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് കഞ്ചാവ് വിൽപന പൊലീസിൽ അറിയിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; 18കാരൻ പിടിയിൽ Arrest പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ Gold Price Today| ഇന്ന് പവന് 80 രൂപ കൂടി; ഒരു പവൻ സ്വർണത്തിന്റെ വില അറിയാം നടുറോഡില്‍ യുവതിയെ ഭീഷണിപ്പെടുത്തി ക്രൂരമായി മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍ Farmer's Pension മാസം 5000 രൂപ വരെ കർഷക പെൻഷൻ; അപേക്ഷകൾ ഡിസംബർ ഒന്ന് മുതൽ Sowbhagya Venkitesh പ്രസവത്തിനായി പോകും മുൻപ് റൂമിനുള്ളിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ് Omicron വിമാനത്താവളങ്ങളിൽ പരിശോധന; പോസിറ്റീവ് ആകുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍ – News18 Malayalam വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മദ്യപാനം; വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകന് സസ്‌പെന്‍ഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഹൈദരാബാദ്: വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ച് മദ്യപിക്കുകയും വസ്ത്രം അഴിപ്പിച്ച് വിദ്യാര്‍ഥികളെ ശിക്ഷിക്കുകയും ചെയ്ത അധ്യാപകന് സസ്‌പെന്‍ഷന്‍. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലെ അധ്യാപകന്‍ കെ. കോടേശ്വര റാവുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകന്‍ മദ്യപിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പരാതികൾ നൽകിയിട്ടും ഫലമില്ലായതിനെ തുടർന്ന് തുടർന്ന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുന്നതിനൊപ്പം മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മദ്യപാനം ചോദ്യം ചെയ്ത രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ചെയ്തു. വീഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ അധ്യാപകന്റെ ശിക്ഷാരീതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്ലാസ്മുറിയിലെ ശിക്ഷയുടെ ഭാഗമായി വസ്ത്രം അഴിപ്പിച്ച് നിര്‍ത്തുമെന്നായിരുന്നു വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ഇതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നു. പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നത്. തുടര്‍ന്നാണ് അധികൃതര്‍ ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കോടേശ്വര റാവുവിന് മെമ്മോ നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ ഓഫീസര്‍ അറിയിച്ചു. Omicron| ഒമിക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക Sowbhagya Venkitesh സൗഭാഗ്യ അമ്മയായി; മുത്തശ്ശിയായ സന്തോഷം അറിയിച്ച് താരാ കല്യാൺ Online Ganja Smuggling ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ Navya Nair ഭർത്താവ് എവിടെ എന്ന് നവ്യയോട് ചോദിച്ചവർക്കുള്ള ഉത്തരമിതാ; ഈ ചിത്രങ്ങൾ മറുപടി പറയും Gold Price Today| ഇന്ന് പവന് 80 രൂപ കൂടി; ഒരു പവൻ സ്വർണത്തിന്റെ വില അറിയാം ഉമ്മൻചാണ്ടി എന്ന ഇതിഹാസം; വാഴ്ത്തലുകളുടെ മഹാസമ്മേളനം ഉമ്മന്‍ ചാണ്ടിയുടെ അമ്പത് വര്‍ഷക്കാലത്തെ നിയമസഭാ ജീവിതം പുസ്കത്തിലായി. ഇതിഹാസം എന്നാണ് പുസ്തകത്തിന്‍റെ പേര്. അങ്ങനെ വെറും പുസ്തകമല്ല, കോഫി ടേബിള്‍ ബുക്ക് എന്ന വിഭാഗത്തിലാക്കിയാണ് ഇറക്കിയിരിക്കുന്നത്. അതെന്തിനാണെന്ന് വഴിയെ പറഞ്ഞുതരാം. അപ്പോ ആദ്യം പുസ്തകം നമുക്ക് പ്രകാശനം ചെയ്യാം. കണ്ടല്ലോ പ്രമുഖര്‍ കുറെപേരുണ്ട്. കോണ്‍ഗ്രസുകാര്‍ മാത്രമല്ല തോമസ് ഐസകും കാനം രാജേന്ദ്രനും ഓ. രാജഗോപാലേട്ടനും കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും തുടങ്ങി കേരളത്തിലെ ഇരുമുന്നണികളിലും പെട്ടവരും അതിലൊന്നു പെടാതിരിക്കുന്നവരും സ്ഥലത്തുണ്ട്. അതുകൊണ്ട് പരിപാടി ഏത് രാഷ്ട്രീയപ്രസ്ഥാനത്തില്‍ പെട്ടവര്‍ക്കും കണ്ടും കേട്ടും ആസ്വദിക്കാവുന്ന ഒന്നാണെന്ന് ആമുഖമായി മുന്നറിയിപ്പുതരുന്നു. പുസ്തകം ഉമ്മന്‍ചാണ്ടിയെക്കുറിച്ചായതുകൊണ്ട് ഇവിടുത്തെ പ്രധാന കഥാപാത്രവും ചാണ്ടിസാറാണ്. ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറയാനാണ് എല്ലാവരും വന്നിരിക്കുന്നത്. സ്വാഭാവികമായും കേള്‍ക്കുന്ന കാര്യങ്ങള്‍ പറയുന്ന ആള്‍ക്ക് അനുസരിച്ച് പ്രേക്ഷകരില്‍ കൗതുകവും അത്ഭുതവും സൃഷ്ടിക്കുമെന്ന ഉറപ്പില്‍ ആദ്യം സ്റ്റേജിലേക്ക് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ക്ഷണിക്കുകയാണ്. അപ്പോ തുടങ്ങാം. പലതും കാണാനും കേള്‍ക്കാനും ഉണ്ട്. എണീറ്റ് പോകരുത്. ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെ വേണ്ടെന്ന് വയ്ക്കാന്‍ തോന്നില്ല. അത്ഭുതകാഴ്ചകളുടെ മായാലോകമാണ് പ്രേക്ഷകരുടെ മുന്നില്‍ തുറന്നുകാട്ടാന്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിരുതിനെ എടുത്തു കാണിച്ചുകഴിഞ്ഞു. ഇനി ബ്രണ്ണന്‍ കാലമാണ്. അതില്ലാതെ സുധാകരനില്ല. ഇനി ഇതുകേട്ട് പിണറായി സഖാവ് തിരുത്തുമായി വരാതിരുന്ന മതിയായിരുന്നു. പക്ഷേ നമ്മള്‍ തോല്‍ക്കാന്‍ പാടില്ല. സംയമനശേഷി പരിമാവധി ഉള്‍ക്കൊണ്ട് കണ്ടാമതി. പറഞ്ഞു പറഞ്ഞുവന്നപ്പോള്‍ പലതും പറയേണ്ടി വന്നു സുധാകരന്. അടുത്തത് പ്രത്യേക ഐറ്റം ആണ്. കോണ്‍ഗ്രസില്‍ ഒരു നേതാവിനെ പറ്റി വേറൊരു നേതാവ് നല്ലത് പറയുന്നതൊക്കെ സംഗതി നല്ല രസമുള്ള കാഴ്ചയാണ്. സ്റ്റേജില്‍ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഒരുമിച്ചാണ്. ഇരുവരും ഉമ്മന്‍ചാണ്ടി വിരുദ്ധഗ്രൂപ്പുകളാണെങ്കിലും പൊക്കി പറയുന്ന കാര്യത്തില്‍ അതൊന്നും പ്രസക്തമേയല്ല. സുധാകരനും കൂടി കക്ഷിചേരട്ടെ. ബഹുരസമായിരിക്കും. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയാല്‍ ആളുകളെന്ത് വിചാരിക്കുമെന്നൊരു ചിന്ത പുകഴ്ത്തുന്ന എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ട്. അതുകൊണ്ടാണ് അവരൊക്കെയും തമ്മില്‍ തല്ലിനെ ആശയസംഘട്ടനമാക്കി മാറ്റുകയും അഭിപ്രായവ്യത്യാസങ്ങളാക്കി ലളിതവല്‍ക്കരിക്കുകയും ചെയ്യുന്നത്. മനസാക്ഷിയുള്ളതിന്‍റെ കുഴപ്പമാണ് സാരമില്ല. പക്ഷേ ഈ അവസരത്തില്‍ മനസാക്ഷിക്കുമുന്നിലും അല്ലാതെയും ഉള്ളകാര്യം പറയാന്‍ ഒരാള്‍ വരുന്നുണ്ട്. മലപ്പുറം: ജില്ലയിലെ സിറ്റിങ് സീറ്റുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം നേടാനായെങ്കിലും മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത് ഒരു സീറ്റില്‍ മാത്രം. ഏറനാട് നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി കെ ബഷീറിന് മാത്രമാണ് ഇത്തവണ ജില്ലയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത്. ശക്തമായ ഇടതു തരംഗം ആഞ്ഞു വീശിയ തിരഞ്ഞെടുപ്പില്‍ പി കെ ബഷീറിന്റെ ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തേക്കാളും 1,647 വോട്ടുകള്‍ കൂടി 12,893 വോട്ടായി. 2011ല്‍ 11,246 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പി കെ ബഷീര്‍ ഏറനാട് മണ്ഡലത്തില്‍ വിജയിക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മല്‍സരം ഇത്തവണ കഠിനമായിരുനെന്ന് പി കെ ബഷീര്‍ പറഞ്ഞു. കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികളിലായി ചിതറി കിടന്ന വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരന്നിരുന്നു. കൂടാതെ വിവിധ സാമുദായിക സംഘടനകളും ഇടതുപക്ഷത്തിന് പരസ്യ പിന്തുണയുമായി രംഗതെത്തിയിരുന്നു. ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് പി കെ ബഷീര്‍ പറഞ്ഞു. ജില്ലിയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിന് അടുതെത്തിയത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. വേങ്ങര മണ്ഡലത്തില്‍ രണ്ടാം തവണ ജനവിധി നേടിയ അദ്ദേഹത്തിന് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 180 വോട്ടിന്റെ കുറവ്. ജില്ലയിലെ മറ്റ് എല്ലാ മണ്ഡലങ്ങളിലും യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുണ്ടായി. അതേ സമയം എല്‍ ഡി എഫ് സിറ്റിങ് എം എല്‍ എമാരായ കെ ടി ജലീലും, പി ശ്രീരാമകൃഷ്ണനും തങ്ങളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെടുത്തി. കെ ടി ജലീലിന്റെ ഭൂരിപക്ഷം 10,210 വോട്ട് കൂടി 17,064 ആയി. പി ശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം 11,539 വോട്ട് വര്‍ധിച്ച് 15,640 ആയി. കലിക്കറ്റ് സര്‍വകലാശാല ടീമിനെ അനീറ്റ തോമസ് നയിക്കും ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കലിക്കറ്റ് സര്‍വകലാശാല ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അനീറ്റ തോമസ് നയിക്കും. 13 മുതല്‍ 16 വരെ ചെന്നൈ എസ്ആര്‍എം സര്‍വകലാശാല ക്യാമ്പസിലാണ് മത്സരം മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം കലിക്കറ്റ് സര്‍വകലാശാല ടീമിനെ അനീറ്റ തോമസ് നയിക്കും മലപ്പുറം കോട്ടക്കലില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു വന്‍ അപകടം ഒഴിവായി യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന മലപ്പുറത്തെ 19കാരന്‍് മരിച്ചു കേരള സന്തോഷ് ട്രോഫി ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലപ്പുറത്തെ ിഖില്‍ നമ്പ്രത്തിന് സ്വീകരണം നല്‍കി മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12ഓളം അക്കാദമികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കര്‍ ലീഗിന്റെ ഉദ്ഘാടനം 12 മന്ത്രി നിര്‍വഹിക്കും പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള സമസ്തക്ക് ബന്ധങ്ങളുള്ള പാര്‍ട്ടികള്‍ക്ക് കോട്ടം വരുത്തുന്ന ഒരു കാര്യവും സമസ്ത ചെയ്യില്ല: മുഹമ്മദ് ജിഫ്രി കോയ തങ്ങള്‍ മലപ്പുറം: വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ബന്ധമുണ്ടെന്നും ഈ പാര്‍ട്ടികള്‍ക്ക് കോട്ടം ഉണ്ടാക്കുന്ന ഒരു കാര്യവും മലപ്പുറം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായിയും ജലീലും ഇനി ഒരു പത്ത് ജന്മം ജനിച്ചാലും ഈ ബന്ധം അങ്ങിനെയൊന്നും തകരില്ല മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തില്‍ മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം മലപ്പുറം പൊന്നാനിയില്‍ രാത്രികാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് നിയന്ത്രണം. പൊന്നാനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് Coronavirus Pandemic LIVE Updates: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 918; കേരളത്തിലും തെലങ്കാനയിലും ആദ്യമരണം 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി- News18 Malayalam കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ധാരണ; ഉടമകളുടെ ആവശ്യം ന്യായമെന്ന് സർക്കാർ- News18 Malayalam Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ- News18 Malayalam കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും പ്രധാനമന്ത്രി ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം പ്രധാനമന്ത്രി Coronavirus Pandemic LIVE Updates: കൊറോണ ബാധിച്ച് കേരളത്തിലും തെലുങ്കാനയിലും ആദ്യമരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 918 ആയി. കേരളത്തിൽ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിയാണ് മരിച്ചത്. 69 വയസ്സുള്ള ഇയാൾ ദുബായിൽ നിന്നെത്തിയതാണ്. മാർച്ച് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തിനൊപ്പം രക്താതിസമ്മർദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇന്നു രാവിലെ എട്ടിനാണ് മരിച്ചത്. മൃതദേഹം ബന്ധുക്കൾവിട്ടുനൽകി. ന്യുമോണിയ രോഗലക്ഷണങ്ങളെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയത്. Churuli ചുരുളി' ഭാഷയ്ക്ക് എതിരേ ഹൈക്കോടതി; ധാർമികതയ്ക്കു നിരക്കാത്തത്; സംവിധായകനും ജോജുവിനും നോട്ടീസ് ഒരാള്‍ക്ക് എത്ര മൊബൈല്‍ കണക്ഷനുകള്‍ ആകാം; നിരീക്ഷണം കടുപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം Idukki Accident| ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു; മൂന്നു പേർക്ക് പരിക്ക് JWO Pradeep പ്രളയ സമയത്ത് നാടിന്റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികന്‍" പ്രദീപിന് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതിൽ നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ അറിയിച്ചു. കെഎസ് ഇ ബിയുടെ നിയന്ത്രണത്തിലുളള ജല സംഭരണികളിൽ 90 ശതമാനം നിറഞ്ഞതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി അണക്കെട്ടും ഇടമലയാർ അണക്കെട്ടും നാളെ തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. റിസർവോയറുകളുടെ ഒന്നോ രണ്ടോ ഷട്ടറുകൾ ഏതാനും സെ.മീ. മാത്രമാണ് തുറക്കുന്നത്. 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് മാത്രമാണ് വെള്ളം പുറത്തുവിടുന്നതെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലക്ക് ഇടുക്കി തുറക്കുന്നത്. മറ്റന്നാൾ മുതൽ ശക്തമായ മഴക്കാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷെ മഴ പ്രവചനം തെറ്റിച്ചാൽ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. നാളെ രാവിലെ പതിനൊന്ന് മുതൽ രണ്ട് ഷട്ടർ 50 സെൻറിമീറ്റർ വീതം തുറക്കും. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ധാരണ പക്ഷെ ജലത്തിൻറെ ഒഴുക്ക് അനുസരിച്ച് അളവിൽ മാറ്റം വരാം. Gold Price Today കുതിപ്പ് തുടർന്ന് സ്വർണ വില, ഈ മാസത്തെ ഉയർന്ന നിരക്ക് Beggar: ഇന്ത്യയെ ഭിക്ഷാടകരില്ലാത്ത രാജ്യമാക്കി മാറ്റാൻ കേന്ദ്രസർക്കാർ; പുനരധിവാസത്തിന് വമ്പൻ പദ്ധതി Hyperloop Technology ഹൈപ്പർലൂപ്പ് ടെക്നോളജി ഭാവനയോ? പഠിക്കാൻ നിതി ആയോഗ് ഉന്നത സമിതിയെ വെച്ചു TRAI ടെലികോം രംഗത്തെ പരിഷ്കാരം: പൊതുജനാഭിപ്രായം തേടി ട്രായ് World Inequality Report 2022 ലോകത്ത് തന്നെ ഏറ്റവുമധികം അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ Auto Driver അമ്പരന്ന നാട്ടുകാര്‍ ചോദിക്കുന്നു, ആ ഓട്ടോ ഓടിച്ചത് മനുഷ്യനോ അതോ അമാനുഷിക ശക്തിയോ?! Army helicopter crash പ്രളയകാലത്ത് സധൈര്യംപ്രയത്നിച്ച സൈനികൻ എ പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി Vijay Hazare വെങ്കടേഷ് അയ്യര്‍ക്ക് സെഞ്ചുറി; മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം Army Helicopter Crash ധീരസൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരാഞ്ജലി, വിലാപ യാത്ര സുലൂര്‍ വ്യോമതാവളത്തിലേക്ക് വധുവിനെ ആവശ്യമുണ്ട്, സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം, വേറെയും വിചിത്രനിബന്ധനകൾ അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമർശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാൾ മുന്നോട്ട് പോകുന്നു. വരന്റെ ഭാഗത്ത് നിന്ന് തീർത്തും വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള വിവാഹ പരസ്യങ്ങൾ(Matrimonial ads) ഇന്ന് നിരവധി കാണാം. പെൺകുട്ടി വെളുത്തതായിരിക്കണം, മെലിഞ്ഞവളായിരിക്കണം, സുന്ദരിയായിരിക്കണം എന്നിങ്ങനെയുള്ള വിവേചനം നിറഞ്ഞതും, പിന്തിരിപ്പൻ സ്വഭാവമുള്ളതുമായ നിരവധി പരസ്യങ്ങൾ അക്കൂട്ടത്തിൽ കാണാം. വധുവിന്റെ പ്രായവും, തൊഴിലും, ചുറ്റുപാടുകളും അന്വേഷിക്കുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ, അടുത്തിടെ വന്ന ഒരു പരസ്യത്തിൽ, വരന് അറിയേണ്ടത് അതൊന്നുമായിരുന്നില്ല. മറിച്ച് വധുവിന്റെ സ്തന വലുപ്പവും, അരക്കെട്ടിന്റെ വലുപ്പവും, പാദത്തിന്റെ അളവും ഒക്കെയാണ്. അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമർശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാൾ മുന്നോട്ട് പോകുന്നു. വിശ്വസ്തയും, സത്യസന്ധയും, സിനിമകളിലും, യാത്രകളിലും, കുടുംബകാര്യങ്ങളിലും താല്പര്യമുള്ളവളാകണമെന്നും അയാൾ എഴുതിയിരിക്കുന്നു. ഒടുവിൽ താൻ അന്വേഷിക്കുന്നത് 18 നും 26 ഇടയിൽ പ്രായമുള്ളവരെയാണെന്നും അയാൾ കൂട്ടിച്ചേർത്തു. റെഡ്ഡിറ്റിൽ പങ്കിട്ട പരസ്യത്തിൽ അയാളുടെ സ്വകാര്യ വിവരങ്ങളും അയാൾ ചേർത്തിട്ടുണ്ട്. ട്വിറ്ററിൽ ചർച്ച ചെയ്യപ്പെടുന്ന ഈ പരസ്യം ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. Himachal Pradesh ഈ ഗ്രാമത്തിലെ സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല! Baby Shower for Dog വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ Chambal Dacoit ചമ്പല്‍ കാടുകളെ വിറപ്പിച്ച മുന്‍ കൊള്ളക്കാരിയുടെ തുണ്ടുഭൂമി ഗുണ്ടകള്‍ കൈയടക്കി! Vicky Kaushal- Katrina wedding കത്രീനയുടെ മെഹന്തി ഫോട്ടോ പുറത്തെന്ന് പ്രചാരണം, സത്യാവസ്ഥ ഇതാണ് Pneumonia പതിവായി വ്യായാമം ചെയ്യുന്നത് ന്യുമോണിയയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു: പഠനം Mullaperiyar കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം; നാളത്തന്നെ പരിഗണിക്കാമെന്ന് സുപ്രീംകോടതി Marakkar ചരിത്രത്തെ വളച്ചൊടിക്കാത്തതാണോ തെറ്റ് മരക്കാറിനെതിരെ കുപ്രചരണങ്ങൾ നടന്നുവെന്ന് ഷോണ്‍ ജോര്‍ജ് Arrest ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷത്തിന് ശേഷം മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നതിനിടെ പിടിയിൽ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | മാദ്ധ്യമങ്ങൾ കൊണ്ടാടുന്ന മഹോത്സവത്തിലേക്കു ഒരു നാടൻ ഉത്സാഹം ഒലിച്ചുപോയതിന്റെ ദൃഷ്ടാന്തം ഓണം പോലെ മറ്റൊന്നില്ല. ടെലിവിഷൻ വ്യാപകമാകുന്നതിനു മുൻപേ ഓണ മോടിഫുകൾ മാദ്ധ്യമങ്ങളിൽ തെളിഞ്ഞു വിളങ്ങിയിരുന്നു. പൂക്കളവും ചുണ്ടൻ വള്ളവുമാണ് ഓണാഘോഷമെന്ന് ആദ്യം പ്രസ്താവിച്ചത് അച്ചടി മാദ്ധ്യമങ്ങളാണ്. ഓലക്കുടയും ചൂടി വലിയ വയറുള്ള മഹാബലി വന്നു കയറിയത് പിന്നീട്. മാവേലിയുടെ വരവിന്റെ ഉത്സവം കൂടിയാണ് ഓണം എന്നു നാടൻ പാട്ടുകൾ ചൊല്ലി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ സ്വാംശീകരിച്ചില്ല മലയാളി. പൂവിടലും സദ്യയും ഓണക്കോടിയും പ്രധാന അനുഷ്ഠാനങ്ങൾ എന്നപോലെയാണ് രൂപഘടന ഓണത്തപ്പനെ കളിമണ്ണു കുഴച്ച് പ്രതിഷ്ഠിയ്ക്കുന്നതും ഇതിന്റെ ഒരു ഭാഗമായി നില നിന്നു. തൃക്കാരയപ്പാ പടിയ്ക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ..എന്നതിൽ ദൈവീകാംശപ്രാർത്ഥന അത്ര പ്രകടമല്ല താനും മാവേലി ആര്? കാൽക്കരൈ നാട്ടുരാജാവായ മഹാബലിപ്പെരുമാൾ എർപ്പെടുത്തിയ ഉത്സവാഘോഷത്തിലെ നായകനോ? മാനുഷരെല്ലാരുമൊന്നുപോലെ ചരിച്ചിരുന്ന ഒരുകാലത്തെ പ്രജാവത്സലനായ, ചേരരാജാവായ നെടും ചേരലാതനോ? തൃക്കാക്കരക്ഷേത്രത്തിലെ മഹാദേവനോ? വിഷ്ണുക്ഷേത്രമായി അത് മാറ്റിയെടുത്തപ്പോഴുള്ള ശൈവ-വൈഷ്ണവസംഘർഷത്തെ പുരാണവുമായി കൂട്ടിയിണക്കിയതായിരിക്കുമോ? ബുദ്ധമതത്തിലെ മൈത്രേയനും മാവേലിരൂപവും തമ്മിൽ സാദൃശ്യമില്ലേ? കേസരി ബാലകൃഷ്ണപിള്ള വ്യാഖ്യാനിച്ചതുപോലെ ബാബിലോണിയ-ഇറാൻ പ്രദേശത്തെ കുലീവ് രാജവംശത്തിലെ ‘മാബെൽ’ അല്ലെ മഹാബലി? ഇവരുടെ പിരമിഡ് ആകൃതിയിലുള്ള ശിൽ‌പ്പവ്യവസ്ഥയല്ലെ ആ രൂപത്തിൽ ഓണത്തപ്പനെ ഉണ്ടാക്കുന്നതിന്റെ പ്രാക്ചരിത്രം എന്ന് ആനന്ദും സംശയിച്ചില്ലെ മാവേലിയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും വാമനനാൽ ചവിട്ടിതാഴ്ത്തപ്പെട്ട മഹാബലി എന്ന പുരാണപുരുഷനല്ല കേരളം കാണാൻ മാത്രം വിരുന്ന വരുന്ന മാവേലി എന്ന യുക്താനുശീലത്തിനു ഗവേഷണപ്രതിഭയൊന്നും ആവശ്യമില്ല. എന്നാൽ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ മാവേലി ഒരു ഓണ മോടിഫ് ആയി രംഗത്തിറങ്ങിയിട്ട് നൂറ്റാണ്ടുകളൊന്നും ആയിട്ടില്ല. അൻപതുകളോടെയാണ് അച്ചടിമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിൽ മാവേലി പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. അതും ഒരു പ്രൌഢരാജാവിന്റെ വേഷഭൂഷകളൊന്നും ഇല്ലാതെ ഒരു കാരിക്കേച്ചർ എന്ന നിലയ്ക്കാണ് മലയാളിയുടെ ഈ അഭീഷ്ടദായകൻ ജനങ്ങളിലേക്ക് തിരുവെഴുന്നെള്ളത്ത് നടത്തിയത് കുടവയറുള്ള ബൃഹദാകാരൻ ഓലക്കുടയും ചൂടി കൊമ്പൻ മീശയും പിരിച്ചുവച്ച് നടന്നു വരുന്ന ഏറെക്കുറെ കാർടൂൺ ചിത്രമെന്നു തോന്നിയ്ക്കുന്ന ഈ സ്കെച്ച്പ്രയോഗം പ്രഛന്നവേഷമത്സരക്കാരനെ വരയ്ക്കുന്ന ഉദാസീനതയോടെയും ലാഘവത്തോടെയും ആയിരിക്കണം വരക്കാരൻ വരഞ്ഞത് ചിത്രകാരൻമാരെ സ്വാധീനിച്ചത് രവിവർമ്മ പെയിന്റിംഗുകളുടെ രൂപസവിധാനം സ്വാംശീകരിച്ച് ഹിന്ദി-തമിഴ് സിനിമകളിൽ ചിത്രീകരിക്കപ്പെട്ട രാജാവിന്റെ സ്വരൂപം ആയിരുന്നിരിക്കണം. കേരളത്തിലെ രാജാക്കന്മാരുടെ ലളിതവേഷങ്ങളൊന്നും പുരാണപ്രതിപുരുഷനെ വരച്ചുണ്ടാക്കുമ്പോൾ സ്വാധീനിക്കരുതെന്നുള്ള നിർബ്ബന്ധവും ഈ കാരിക്കെചറിസ്റ്റുകൾക്ക് തോന്നിക്കാണണം. ഓണം ഒരു സാംസ്കാരികവിപണനച്ചരക്ക് ആയത് 60 കളോടു കൂടിയാണ്. അത്തപ്പൂക്കളമത്സരം പൊതുസംഘടനകൾ എറ്റെടുത്തതോടു കൂടി. മറ്റ് എതു മലയാളി വിശേഷാവസരവും പോലെ വ്യക്തി/കുടുംബത്തിൽ ഒതുങ്ങി നിന്നിരുന്ന ഓണം എന്ന അനുഭവത്തെ പൊതു ഇടങ്ങളിലേക്ക് പറിച്ചു നടലിനു വിത്തെറിയുകയാണ് ഈ പരസ്യപൂക്കളക്കലവി ചെയ്തത്. വിപണി മൂല്യം തിരിച്ചറിഞ്ഞ സർക്കാരും അധികം താമസിയാതെ ഈ പൂത്തയ്യിനു വെള്ളം കോരി നനച്ചു, എളുപ്പത്തിൽ അത് വളർന്നു പൊങ്ങി. കുടുംബത്തിൽ നിന്നും ഇറക്കിയെടുത്ത ഓണത്തെ വിറ്റുകാശാക്കാൻ വിപണികൾ മത്സരിച്ചു. ഓണത്തിനു ഐക്കണുകൾ വന്നു ചേരേണ്ടത് അത്യാവശ്യമായി വന്നു, ആശയത്തിലോ സങ്കൽ‌പ്പത്തിലൊ നിറഞ്ഞു വിലസിയ മാവേലി ഒരു ചിത്രകഥാനായകനായി ജനങ്ങൾക്കിടയിലേക്ക് എഴുന്നെള്ളി. ആഴ്ച്ചപ്പതിപ്പുകളിലെ പരസ്യങ്ങളിൽ എലെക്ട്രിക് ഉപകരണം സോപ്പ് മുതൽ സിമെന്റു കട്ട വരെ മാവേലി പൊക്കിപ്പിടിച്ച് വിറ്റുതുടങ്ങി. റ്റെലിവിഷൻ പരസ്യങ്ങൾ കൂടുതൽ വിശ്വാസയോഗ്യത നേടിയതോടെ മാവേലി വീട്ടുപകരണങ്ങൾ, കിടക്ക ഉൾപ്പെടെ വിൽക്കാനുള്ള എജെന്റായി മാറി. ഇക്കൂടെ എളുപ്പത്തിൽ കെട്ടുകാഴച്ചയ്ക്കായി എത്തിയത് കഥകളി വേഷം ആണ്. ഓണവും കഥകളിയും തമ്മിൽ എന്തോ ബന്ധമുണ്ടെന്ന് കുട്ടികളിൽ വരെ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി ഓണത്തിന്റെ ഐകൊണോഗ്രാഫി പടർന്നു പരന്നു. ഒരു അഭീഷ്ടദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സാന്ത്വനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസ്സില്ലാത്ത മലയാളിയ്ക്ക് രാജഭക്തി പരോക്ഷമായി പ്രകടിപ്പിക്കനുള്ള ഉപാധിയും കൂടി ആയി ഈ മാവേലിമന്നക്കാഴ്ച്ച. രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി. ഈ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട മാവേലിവേഷം അവന്റെ പൂജാ‍ബിംബം ആയതിൽ അദ്ഭുതമില്ല. കൊല്ലത്തിലൊരിക്കൽ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും ഇതിനകം മലയാളി മനസ്സിൽ വച്ചുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രവാസി യുടെ വിയർപ്പ് തൂശനിലയിൽ പഞ്ചസാരകലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ ഒരു പ്രഹസന നാടോടിമന്നനെന്നവണ്ണം വീക്ഷിച്ച് എലിപ്പത്തായനായകനായി ഞെളിയാൻ മലയാളി പഠിച്ചതോ എളുപ്പത്തിൽ മാവേലിയെ വിടാൻ മനസ്സില്ലാതെ വന്നത് ഇത്തരം മോഹസ്വരൂപങ്ങളുടെ സമ്മിളിത നിറവേറൽ മലയാളി സൈക്ക് സൌഭാഗ്യാനുഭൂതിനിർവൃതിയൊടെ നൊട്ടിനുണച്ച് അയവിറക്കിയതിന്റെ പരിണതി തന്നെ. സമത്വസുന്ദരസാഹോദര്യം നിറഞ്ഞ പൈതൃകവും ചരിത്രവും യാഥാർത്ഥ്യമല്ലെന്നും ഇത് സമയം തെറ്റിയ ഫലിതം പോലെ വെറും കെട്ടുകഥകളിൽ ഒതുക്കുകയാണു ഭേദം എന്നും അവൻ മുൻകൂട്ടിക്കണ്ടതും മാവേലിയ്ക്ക് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോൾ നൽകാൻ വഴി വച്ചു. കൂടുതൽ കെട്ടുകാഴ്ച്ചകൾക്കു മാവേലി നിന്നു കൊടുക്കേണ്ടി വന്നത് മിക്കവാറും കേരളത്തിനു പുറത്താണ്. ഓണാഘോഷങ്ങൾ ഒരു ദിവസത്തേയ്ക്ക് ഒതുക്കേണ്ടി വരുന്ന പ്രവാ‍സികൾക്ക് ദൃശ്യപരത മുറ്റിനിൽക്കുന്ന ഒരു മോടിഫ് അത്യാവശ്യമായപ്പോൾ മാവേലി സ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി. വിദേശങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ വിവിധ വെറൈറ്റി മാവേലിമാർ ഇപ്പോഴും സ്ഥലകാലസമാകലനങ്ങളെ വെല്ലുവിളിച്ച് അപഹാസ്യമാം വിധം ഓണത്തിനു നിർവചനം ചമയ്ക്കുന്നുണ്ടായിരിക്കണം ഇതാ ഇപ്പോൾത്തന്നെ. മാവേലിയ്ക്കു കൽ‌പ്പിച്ചു നൽകപ്പെട്ട സ്വരൂപം നിരവധി സങ്കൽ‌പ്പങ്ങളുടെ മേളനവും സംശ്ലിഷ്ടവുമാണെന്നാണു പറഞ്ഞുവന്നത്. വാമനനാൽ ചവിട്ടിത്താഴ്ത്തപ്പെട്ട അസുരചക്രവർത്തിയെ തെളിഞ്ഞു ദർശിക്കാം പലേ ചിത്രങ്ങളിലും കെട്ടുകാഴ്ച്ചകളിലും. ഓണത്തെക്കുറിച്ചുള്ള ചരിത്ര-സാമൂഹ്യ ഗവേഷണങ്ങളുടെ പാടെയുള്ള നിരാകരണമാണ് പുരാണത്തിലെ മഹാബലിയെ കേരളത്തിന്റെ രാജാവായി നാമനിർദ്ദേശം ചെയ്യുത്. ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ. ഭാരതം മുഴുവനും പ്രചാരത്തിലുള്ള അവതാര കഥയെ കേരളത്തിൽ മാത്രമായി ഒതുക്കാനുള്ള വിഫലശ്രമം. ആഘോഷങ്ങൾക്ക് കാലാനുസൃതമായി ദൈവീക പരിവേഷം നൽകപ്പെടുന്നത് ചരിത്രം സമൂഹത്തിനു മേൽ കളിയ്ക്കുന്ന കളിയാണ്. വിഷുവിലേക്ക് ശ്രീകൃഷ്ണൻ കടന്നു വന്നിട്ട് അധികം നാളായില്ല. ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ചിരിക്കുന്ന വാമനാവതാര കഥ കേരളത്തിൽ മാത്രം നടന്നതാണെന്ന അസംബന്ധാലോചന ഇനി മായ്ക്കപ്പെടാനും എളുപ്പമല്ല. പക്ഷെ ശതപഥബ്രാഹ്മണത്തിലും വാമനൻ അസുരന്മാരെ മാത്രമേ ജയിക്കുന്നുള്ളു, മഹാബലിയെന്ന പരാമർശം ഇല്ല. മത്സ്യപുരാണം, അഗ്നിപുരാണം, വിഷ്ണു ധർമ്മോത്തരം, വൈഖാനസാഗമം, രൂപമണ്ഡനം, ശിൽ‌പ്പരത്നം ഇവയിലൊക്കെക്കൂടിയാണ് ഈ കഥ വളർന്നത്. പരിപൂർണമായി വികസിച്ച കഥാപാത്രങ്ങളും ഘടനയൊത്ത കഥയും ഭാഗവതപുരാണത്തിലാണ് തെളിയുന്നത്. മാവേലിയെ വരച്ചുണ്ടാക്കിയവർ പക്ഷെ ഒരു അതിസാധാരണന്റെ ഓലക്കുടയാണ് ഈ മഹാരാജാവിനു വച്ചുകൊടുത്തതെന്നുള്ളത് ശ്രദ്ധേയം തന്നെ. വാമനാവതാരവുമായി കണ്ണി കോർത്ത് പുരാണമഹാബലിയെ ഓണമാവേലിയിൽ ചേർത്തു ബാധ കയറ്റാനുള്ള ഉൾപ്രേരണയായിരിക്കണം വെൺകൊറ്റക്കുട ചൂടാൻ യോഗ്യനായ ചക്രവർത്തിതിരുമനസ്സിനെ വെറും ഓലക്കുട ചൂടിപ്പിച്ചത്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന രംഗം ഭാരതത്തിൽ ഉടനീളം ദൃശ്യവൽക്കരിച്ചിട്ടുള്ളത് ശിൽ‌പ്പങ്ങളിലാണ്: ശിലകളിൽ, ലോഹത്തിൽ, ദാരുവിൽ കൊത്തിവച്ചവ. മൂന്നുലോകവും കീഴടക്കിയ ത്രിവിക്രമൻ അതിഗാംഭീര്യത്തോടെ പ്രതാപവാനായി വിലസുന്നതായാണ് മഹാബലിപുരത്തും കാഞ്ചീപുരത്തും നാമക്കലും എല്ലോറയിലും രാജസ്ഥാനിലെ അബനേരിയിലും ഒറീസയിലെ ഉദയഗിരിയിലും മറ്റും ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ എല്ലാ ശിൽ‌പ്പങ്ങളിലും കുടയുണ്ടെങ്കിൽ അത് വാമനൻ മാത്രമാണ് ചൂടുന്നത്. മഹാബലിയ്ക് കുടയില്ല. രൂപമണ്ഡനയും ശിൽ‌പ്പരത്നവും വാമനന് കുട നിർദ്ദേശിക്കുന്നു. എന്നാൽ കേരളത്തിൽ വാമനാവതാതരത്തിന്റെ ചിത്രീകരണമോ ശിൽ‌പ്പങ്ങളോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്തടുത്ത് ത്രിവിക്രമമംഗലം എന്നൊരു ക്ഷേത്രമുണ്ടെങ്കിലും വാമനനോ മഹാബലിയോ പ്രത്യക്ഷപ്പെടുന്നില്ല. കോട്ടയം ജില്ലയിലും പാലക്കാട് ജില്ലയിലെ വാവന്നൂരിലും ഉള്ള വാമനക്ഷേത്രങ്ങലിലും വാമനനോ മഹാബലിയൊ കല്ലിലോ ദാരുവിലോ കൊത്തിവയ്ക്കപ്പെടുകയോ ചുവർചിത്രങ്ങളായി പ്രത്യക്ഷീഭവിയ്ക്കുകയോ ചെയ്യുന്നില്ല വാമന-മഹാബലി കഥയും മാവേലിയുമായി കണ്ണി ചേർത്തത് പിൽക്കാലത്താണെന്നതിന്റെ തെളിവാണ് തൃക്കാക്കര അമ്പലത്തിലും ഇവരുടെ നാടകാവിഷ്ക്കാരം തെളിയുന്നില്ല എന്നത്. വാമനനുമായി ബന്ധിപ്പിക്കുന്ന കൃത്യം അബോധമനസ്സിലെങ്കിലും ആദ്യകാല കാരിക്കേച്ചറിസ്റ്റുകളിൽ വെളിപാടുണർത്തിച്ചത് വാമനന്റെ ഓലക്കുട മാവേലിയിലേക്ക് വച്ചുമാറ്റാൻ വഴിവച്ചു എന്നതായിരിക്കണം സത്യം. മലബാർ ഭാഗത്ത് പതിവുണ്ടായിരുന്ന ‘ഓണപ്പൊട്ടൻ’ ഓലക്കുടയുമായാണ് ഓണത്തിനു വീടുവീടാന്തരം കയറി ഇറങ്ങാറ്. ഓണപ്പൊട്ടന്റെ ഈ കുടയും മാവേലിയെ വരച്ചുണ്ടാക്കിയവർക്ക് ആശയപ്രദാനം നൽകിയിട്ടുണ്ടാവണം. പാണപ്പാട്ടുകളിൽ കുടയും പിടിച്ച് ഓണം കൊള്ളാൻ എഴുന്നെള്ളുന്ന മാതേവപരാമർശം മനസ്സിലെവിടെയൊ ഉടക്കിയിരുന്നതാകാനും മതി. ആഗമശാസ്ത്രങ്ങളേയും ശിൽ‌പ്പനിബന്ധനകളേയും പുരാണങ്ങളേയും മറികടന്ന് മലയാളി സ്വന്തം മോഹങ്ങളുടെ പരിപൂർത്തി നിറവേറ്റാൻ പലേ രക്ഷാരൂപന്മാരേയും സഫലബിംബങ്ങളേയും സമാഹരിയ്ക്കുകയാണ് മാവേലി വേഷനിർമ്മിതിയിൽക്കൂടി. പുരാണരാജാപ്പാർട്ടിനെ മലയാളീകരിയ്ക്കുന്ന സൌജന്യസൌഭാഗ്യവും ഓലക്കുടസമ്മാനത്തിൽക്കൂടെ നേടിയെടുത്തു.. ഭാരതീയോത്സവങ്ങളൂടെ വേരുകൾ സൂര്യ-നക്ഷത്രങ്ങളുടെ രാശിപ്പകർച്ചകൾ, കാർഷികം, ഋതുഭേദങ്ങൾ, പുരാണപുണ്യസ്മൃതികൾ, പ്രകൃതിക്ഷോഭ- പകർചവ്യാധികളിൽ നിന്നുള്ള വിടുതൽ ഇവയിലൊക്കെയാണ് പടർന്നു കിടക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ ചരിത്രപരമായ ലക്ഷണങ്ങളോ കാരണങ്ങളോ കുഴിമാന്തിയെടുക്കാൻ പ്രയാസവുമാണ്. കാലാനുസൃതമായി ഇവയിൽ ഒന്നു വേറൊന്നോട് കെട്ടുപിണയുകയും സംശ്ലേഷണ-വിശ്ലേഷണങ്ങൾ സംഭവിയ്ക്കുകയും അതോടെ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. ആഘോഷങ്ങളേയും ഉത്സവങ്ങളേയും വിപണി കയ്യടക്കുമ്പോൾ സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും വിപണിമൂല്യാധിഷ്ഠിതമായ അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യും. ഓണം ഈ സന്നിഗ്ധാവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ മാവേലിയും കഥകളിരൂപവും ചുണ്ടൻ വള്ളവും പൂക്കളവും വിറ്റഴിയ്ക്കപ്പെടനുള്ള മോടിഫുകൾ മാത്രമാവുകയാണ്. ആഘോഷങ്ങളേയും ഉത്സവങ്ങളേയും കൺസ്യൂമെറിസം ഹൈജാക്ക് ചെയ്യുമ്പോൾ സമ്പദ്ഘടന അഴിച്ചു പണിയപ്പെടുകയാണ് ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം എന്ന ഹാസ്യം കലർന്ന സാമ്പത്തികവീക്ഷണം അറം പറ്റിയപോലായിട്ടുണ്ട് ഇന്ന്. വർദ്ധിച്ചു വന്ന മദ്യപാനാസക്തി യെ മുതലെടുത്ത് മദ്യലോബികൾ വലിയ കൊയ്ത്താണു ഓണത്തിനു കൊയ്യ്തെടുക്കുന്നത്. കഴിഞ്ഞ ഓണത്തിനു 126 കോടിയുടെ മദ്യമാണ് മലയാളികൾ കുടിച്ചു തീർത്തത്. ഇക്കൊല്ലം അതിലും കൂടി കുടിയുടെ വിളവ്. ഓണം കയ്യടക്കിയ സർക്കാരും ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു ഉപകാരസ്മരണയാൽ നിർവൃതിയടയുന്നു. ഖജനാവു നിറയുന്ന ഐശ്വര്യയവേള. ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം. സർക്കാർ പത്തായത്തിൽ സമൃദ്ധിയുടെ പുന്നെല്ലു നിറയ്ക്കാൻ മാവേലി വന്നെത്തുകയാണ്. അദ്ദേഹം ഇടുക്കിപ്പിടിച്ചിരിക്കുന്ന വലിയ മദ്യക്കുപ്പി കാണാതെ കാണുകയാണു നമ്മൾ. മലയാളിയുടെ സ്വന്തം മാവേലിയുടെ മേൽ പുരാണത്തിലെ മഹാബലിയുടെ ബാധ കയറിയപ്പോൾ. ‘തുഷാര’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഒന്നു കൂടി ഇവിടെ. ട്ടോ തേങ്ങ എന്റെ വക ബാക്കി വായിച്ചിട്ട് കേരളസർക്കാർ ക്വൊട്ടേഷൻ കൊടുത്തു എന്നാ ഇപ്പോൾ കിട്ടിയ വാർത്ത. ജാഗ്രതൈ ഓണവുമായി ബന്ധപ്പെട്ട കഥയിൽ പണ്ടേ തോന്നിയിട്ടുള്ള ഒരു സംശയം ചോദിക്കുന്നു. ദശാവതാ‍രങ്ങൾ പറയുമ്പോൾ വാമനം കഴിഞ്ഞിട്ടാണ് പരുശുരാമൻ വരുന്നത്. അപ്പോൾ കേരളമാണോ മഹാബലിയാണോ ആദ്യം ഉണ്ടായത്? കേരളം പരശുരാമ സൃഷ്ടിയാണെന്നാണല്ലൊ പൊതുവെ പറയപ്പെടുന്നത്. മാവേലിയുടെ രൂപം സാന്താക്ലോസിനെ മലയാളീകരിച്ചതാണ്‌ എന്നും തോന്നിയിട്ടുണ്ട്. വർഷാവർഷം എല്ലാവീട്ടിലും കയറി ഇറങ്ങുന്ന ടീംസാണല്ലോ രണ്ടുപേരും. “കമന്റടിയിലെ തേങ്ങയുടയ്ക്കുക“ എന്ന വർഗ്ഗീയചടങ്ങിലൂടെ സവർണ്ണഫാസിസ്റ്റ് ഹിന്ദു ആറെസ്സെസ്സ് വീഎച്പി അതിപ്രസരം ബ്ലോഗിലേക്ക് വ്യാപിക്കുന്നതിനെ ഇടതു-പുരോഗമന-തൊഴിലാളി-മതേതരപ്രസ്ഥാനക്കാർ “ശക്തമായ ഇടപെടലു”കളിലൂടെ ഉന്മൂലനാശം ചെയ്യണമെന്നു അഭിവദിക്കുന്നു! അനോണീ ബ്ലോഗ് തുടങ്ങിയതിൽ പിന്നെ ആദ്യമായാണു എന്റെ ബ്ലോഗിൽ തേങ്ങായുട്യ്ക്കൽ നടന്നത്. അങ്ങനെ എന്റെ ബ്ലോഗും സവർണ്ണ ഫാസിസ്റ്റ് അതിപ്രസരത്തിൽ മുങ്ങിയിരിക്കുന്നു! ഇനി എനിയ്ക്ക് വാലന്റൈൻ കാർഡും വരുമോ എന്തോ ദൈവമേ (മറ്റെ ദൈവത്തെയാ വിളിച്ചത്) എന്തിന്‌ ഓണത്തിന്റെ മാറ്റത്തെപ്പറ്റി മാത്രം ഖേദിക്കുന്നു? ലോകത്തെവിടെയുള്ള ഏതു കാര്യത്തിനാണ്‌ കാലത്തിനനുസരിച്ച്‌ മാറ്റം വരാത്തത്‌? അല്ലെങ്കില്‍ത്തന്നെ രാജഭരണമോ ബ്രിട്ടീഷ്‌ ഭരണമോ നിലനിന്നിരുന്ന കാലത്തേതുമാതിരിയാണോ ഇപ്പോള്‍ ആഘോഷങ്ങള്‍? ഇതെല്ലാം ഇങ്ങനിങ്ങനെ മാറിക്കൊണ്ടിരിക്കും. ഇരിക്കണം. അല്ലാതെ തമ്പുരാന്റെ മുന്നില്‍ താഴ്‌ന്നുവണങ്ങി ഓച്ഛാനിച്ചുനിന്ന് കാഴ്ച്ചക്കുലയും നല്‌കി അളന്നുകിട്ടുന്ന അരി മുണ്ടിന്റെ അറ്റം നീട്ടി വാങ്ങി പോകുന്ന ആ മധുരമനോഹരകാലത്തില്‍നിന്നുമാറി ഏതൊരുവനും നിവര്‍ന്നു നില്‌ക്കാന്‍ കഴിയുന്ന ഈ കാലത്ത്‌ എന്തിന്‌ ഓണാഘോഷങ്ങള്‍ക്കു മാത്രം മാറ്റമുണ്ടാവാതിരിക്കണം? ആഘോഷം നടക്കട്ടേ, ചാനലുകാരും, മദ്യക്കാരും എല്ലാം സന്തോഷിക്കട്ടേ. ഒരു അഭീഷ്ഠദായകനെ സ്വീകരിച്ചിരുത്താൻ വെമ്പൽ കൊണ്ടിരുന്ന മലയാളിക്ക് ഈ രാജപുരുഷൻ തെല്ലല്ല ആശ്വാസം കൊണ്ടു വന്നത്. മരുമക്കത്തായത്തിനു ശേഷം അണുകുടംബത്തിൽ പെട്ടുപോയവന് സ്വാന്തനമേകുന്ന ഒരു കാരണവരുടെ മുഴുനീള ആഢ്യവേഷം നിറവേറാതെ കിടക്കുന്നുണ്ടായിരുന്നു. മക്കത്തായക്രമത്തിലെ ശക്തനായ പിതൃബിംബവും സമൂഹത്തിൽ വന്നു ചേരേണ്ടിയിരുന്നു താനും. ലളിതമനസ്സോടെ ചിത്രകാരമാർ സൌജന്യമരുളിയ കാരണവർ പ്രതിച്ഛായ ഉൾക്കൊണ്ട മാവേലി ഇക്കാര്യം എളുപ്പത്തിൽ സാധിച്ചെടുക്കുകയാണുണ്ടായത്. ഒരു തേങ്ങ ഉടച്ചത് ഇത്രയും പ്രശ്നമായോ ഇനി ഞാന്‍ ക്രിസ്ത്യന്‍ ബ്ലോഗില്‍ അവലോസുണ്ട ഉടക്കാം.. മുസ്ലിം ബ്ലോഗില്‍ ഉന്നക്കായ (കോഴിക്കോട് മലപ്പുറം ഭാഗത്ത് കണ്ടു വരുന്ന ഒരു മധുര പലഹാരം) ഉടക്കാം, വിപ്ലവ ബ്ലോഗില്‍ നക്ഷത്രം അരിവാളില്‍ വെച്ച് ചുറ്റിക കൊണ്ട് തല്ലി ഉടക്കാം കോണ്‍ഗ്രസ്‌ ബ്ലോഗില്‍ വെറും 'കൈ' കൊണ്ട് ഉടക്കാം rss ബ്ലോഗില്‍ തേങ്ങ തന്നെ ശൂലം കൊണ്ട് കുത്തി പൊട്ടിക്കാം ശിവ സേന ബ്ലോഗില്‍ മഹാരാഷ്ട്രക്കാരല്ലാത്തവരെയൊക്കെ ഉടക്കാം ആന്ദ്രാ ബ്ലോഗില്‍ വേണ്ട അവിടെ മുഖ്യ മന്ത്രി തന്നെ ഉടഞ്ഞിരിക്കുകയാ ടെന്നീസ് ബ്ലോഗില്‍ 6-0 6-0 എന്ന സ്കോറിലെ രണ്ടു പൂജ്യത്തെ ഉടക്കാം ആദ്യമേ ഈ കുപ്പി കുടിച്ചതുകൊണ്ട്,വെറുതേ ഒന്നു വന്നൂന്നേ ഉള്ളൂ:) തേങ്ങയുടയ്ക്കലിനെ ഏറ്റവും നന്നായി “പൊളിച്ചടുക്കി“യിരിയ്ക്കുന്നത് ‘സുന്ദരിയേ വാ‘ യുടെ പാർഡിയിലാണ്. “പൊട്ടിയില്ല തേങ്ങാ” എന്നാണു പാട്ടിൽ. “കൊല്ലത്തിലൊരിക്കല്‍ സമൃദ്ധിയുടെ വിളംബരവുമായി വന്നുചേരുന്ന പ്രവാസിപ്രതിരൂപവും പ്രവാസി യുടെ വിയർപ്പ് തൂശനിലയില്‍ പഞ്ചസാരകലര്‍ത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ഈ സമൃദ്ധിദായകനെ..” “ഒരു സമൂഹത്തിന്റെ ദയനീയമായ വീഴ്ച വിറ്റുകാശാക്കി അതേ സമൂഹത്തിനു സദ്യ ഒരുക്കുന്ന പ്രതിഭാസം“ ഈ രണ്ടു നിരീക്ഷണങ്ങള്‍ക്കും ഒരു പ്രത്യേക സലാം. “അഭീഷ്ടദായകൻ” എന്നു മതി. അഭീഷ്ഠം എന്നല്ല വേണ്ടത്. ഇനി ശരിയായ പദം അഭീഷ്ടമാണെന്നറിയാഞ്ഞിട്ടാവില്ലായിരിക്കാം; എതിരവനും സൂരജുമൊക്കെ സർവജ്ഞരാണല്ലോ- സംസ്കൃതത്തിന്റെ ശരികളെ അങ്ങനെയങ്ങു വകവച്ചുകൊടുക്കാൻ തയ്യാറല്ലാത്ത സ്വന്തന്ത്രചിന്തയുടെ ഭാഗമായി മന:പൂർവ്വം ഉപയോഗിച്ചതാണെങ്കിലോ? മദ്യപിക്കുന്നത് മോശമാണെന്ന ധാരണ തെറ്റാണെന്നല്ലേ പുരോഗമനസർക്കാറിന്റെ മന്ത്രി പറഞ്ഞത്? ദേശീയോത്സവവധം കലക്കി മാവേലി നാടു ഭരിച്ചിരുന്നപ്പോള്‍ ജാതി ചിന്ത, അയിത്തം എന്നിവയും കേരളത്തിലുണ്ടായിരുന്നോ എന്നു കൂടി ഗവേഷിക്കേണ്ടിയിരിക്കുന്നു. അക്കാലത്ത് മാനുഷരെല്ലാരും ഒന്നു പോലെയായിരുന്നുവെന്ന കവിവചനം വിസ്മരിച്ചുകൊണ്ടല്ല ഈ ആവശ്യം ഉന്നയിക്കുന്നത്. ബ്രാഹ്മണന്‍ ദാനം ചോദിച്ചാല്‍ രാജാവിന് മറുത്തു പറയാന്‍ സാധ്യമല്ല എന്ന വിധിയനുസരിച്ചാണല്ലോ, കൂടും കുടുക്കയുമടക്കം സകലതും ലവന്‍ ചവിട്ടിത്താഴ്ത്തുമെന്ന് അറിയാമായിരുന്നിട്ടും അനിവാര്യമായ വിധിയ്ക്ക് മാ.രാ.രാ.ശ്രീ മാവേലി തല നീട്ടിക്കൊടുത്തത്. എന്നുവെച്ചാല്‍, മാനുഷരെല്ലാം അന്ന് ഒന്നുപോലെയായിരുന്നുവെന്ന കവിസാക്ഷ്യം പൊളിയുന്നുവെന്നാണ് അര്‍ത്ഥം. അപ്പോള്‍ സമത്വസുന്ദര ഭരണകാലത്ത് മാവേലി നാട്ടിലെ ഒബിസി, എസ്‍സി, എസ്‍‍ടി വിഭാഗങ്ങളുടെ അവസ്ഥയെന്ത് എന്ന് പ്രത്യേകമായി പഠിക്കേണ്ടതുണ്ട്. ഇതര രാജാക്കന്മാരുടെ കാലത്ത് അവരനുഭവിച്ചിരുന്ന ജാതീപീഢനം സര്‍ക്കാര്‍ ഉത്തരവു വഴി റദ്ദാക്കി മനുഷ്യാവകാശങ്ങള്‍ മാവേലി ഏകീകരിച്ചിരുന്നുവെങ്കില്‍ മാത്രമേ, അതിയാന്‍ നാടുവാണീടും കാലത്ത് മാനുഷരെല്ലാം ജാതിമതഭേദമെന്യേ ഒന്നുപോലെയായിരുന്നുവെന്ന കവി സങ്കീര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥമുളളൂ. ആയതിനാല്‍ ആ സ. ഉവിന്റെ കോപ്പി അടിയന്തരമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. സര്‍വജ്ഞപീഠം കയറി ഞെളിഞ്ഞിരിക്കുന്ന എതിരന്‍, ഡോ. സൂരജ് എന്നിവരുടെ ശ്രദ്ധ ഈ വിഷയത്തില്‍ എത്രയും വേഗം പതിയുമെന്ന് കരുതട്ടെ. അഭീഷ്ടം എന്ന് ശരിയായിട്ടെഴുതിയെന്നു വെച്ച് സര്‍വജ്ഞരായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്.. മാനസിക കുഷ്ഠത്തിനു കുഷ്ടം എന്നെഴുതിയാല്‍ പോരാ അജ്ഞാതാ സംസ്കൃതം സംസ്കൃതം) സർവജ്ഞപീഠം കയറാനുള്ള ആപ്ലിക്കേഷൻ ബയോഡാറ്റയിൽ ‘സംസ്കൃതം അറിയാം’ എന്നു നുണ എഴുതിയിരുന്നു. ഇത്രേം പൊല്ലാപ്പാവുമെന്നു കരുതിയില്ല. കഷ്ടം കഷ്ഠം കുഷ്ടം കുഷ്ഠം അവാർഡ് സൂരജുമായി ഷെയർ ചെയ്യേണ്ടി വന്നതിൽ പ്രതിഷേധമുണ്ട്. സുരേഷ് ഗോപിയ്ക്ക് ഭരത് അവാർഡു നൽകിയാൽ ബാലചന്ദ്രമേനോനും കൊടുക്കാം എന്ന യുക്തിയെന്നോ? ഉവ്വ ഉവ്വ ഇനിയൊരുവേള കഷ്‍ഢം ആണോ ശരി സംസ്കൃതം അറിയാത്തതു കൊണ്ട് എന്തെല്ലാം പൊല്ലാപ്പുകള്‍ തന്റെ ആഘോഷങ്ങളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരുന്ന മലയാളിക്ക് ഒന്നിച്ചൊത്തുകൂടി കൊണ്ടാടാനാവുന്ന തരത്തില്‍ ഓണത്തെ രൂപമാറ്റം നടത്തിയെടുത്തവര്‍ ആരായാലും അവര്‍ അഭിനന്ദനമര്‍ഹിക്കുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഓണമായിരുന്നോ അതിന് ഏറ്റവും യോജ്യം എന്നതില്‍ ചോദ്യമുണ്ട് എങ്കിലും. കര്‍ണ്ണാടകത്തിന്റെ രാജ്യോത്സവം പോലെ സെക്യുലര്‍ ആയ ഒരാഘോഷം നമുക്കുണ്ടാവേണ്ടതുണ്ടോ എന്നൊരു ചോദ്യം. വേദനകളുള്ള സമൂഹത്തിനേ ആഘോഷങ്ങള്‍ ആവശ്യമുള്ളൂ, അവരുടെ വേദനകളെ മറക്കാനുള്ള ആഘോഷം പുതുതായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടോ അതോ അവരുടെ വേദനകളുടെ പങ്കായിരുന്ന ഒരു ദിനത്തെ മാറ്റിയെടുത്ത് അവരില്‍ പുതിയ പ്രതീക്ഷകള്‍ നിര്‍മ്മിക്കണമോ എന്നതും ചോദ്യം. പിന്നെ അതിഹൈന്ദവത. അത് ഇന്നിന്റെ ഒരു വേദന. കുറെ മുറിവുകള്‍ സൃഷ്ടിച്ചിട്ട് അതങ്ങുപൊയ്ക്കോളും. ഓണത്തിന്റെ ഐതിഹ്യത്തില്‍ നാം ഇന്ന് മതത്തെ കലര്‍ത്തുന്നു. അര നൂറ്റാണ്ട് മുമ്പ് അതിസോഷ്യലിസം നാടിന്റെ വേദനയായിരുന്ന കാലത്താണ് നാം ഓണത്തിന് "മാനുഷരെല്ലാരുമൊന്നുപോലെ" എന്ന പാട്ട് ഏറ്റുപാടിയത്. ആ പാട്ടിലെ പൊളി ഇന്ന് നാം തിരിച്ചറിയുന്നു. സ്റ്റാലിനും ചൊഉഷസ്ക്യൂവും പോയ വഴിയെ തൊഗാഡിയയും മുത്തലീക്കും പോയിക്കഴിയുമ്പോള്‍ ഓണത്തിലെ അതിഹൈന്ദവതയും പോകും. ഓണം കേരളത്തിന്റെ ആഘോഷമാകുമ്പോള്‍ കേരള്‍ത്തിന്റെ ഐക്കണുകള്‍ (കഥകളിയായാലും ഓ‌സീ‌ആറായാലും) ഓണത്തിന്റേതുമാവും. കുഴപ്പം ഓണത്തിറ്റെയല്ല, മലയാളിയുടേതുതന്നെ. ഓ. ടോ ഒന്ന്: മഹാബലി വേറെങ്ങും കുട ചൂടാത്തത് അവിടെയൊക്കെ അങ്ങേര്‍ പൊരക്കകത്തുതന്നെയിരിക്കുന്നതുകൊണ്ടാണ്. കേരളത്തില്‍ വരുമ്പോള്‍ കുട വേണം. അതന്നെ. ഒഓ. ടോ രണ്ട്: മാനുഷരെല്ലാരും ഒന്നുപോലെ എന്നതിന് എല്ലാവര്‍ക്കും ഒരേ പൊക്കം, ആണിനും പെണ്ണിനും ഒരേ സ്ട്രക്‌ചര്‍ എന്നൊന്നും അര്‍ത്ഥം കാണാന്‍ വഴിയില്ല. അന്നത്തെ നീതിനിയമങ്ങള്‍ക്കനുസരിച്ച് ഒരു സെറ്റപ്പ്. ഇന്നിന്റെ കണ്ണടയിലൂടെ അതിനെക്കാണുന്നത് എതിരന്‍ മുകളില്‍ പറഞ്ഞ മഹാബലിക്ക് ഓലക്കുട വരച്ച ആ ചിത്രകാരന്‍ മൈന്‍ഡ്സെറ്റല്ലേ? ആ ചിത്രകാരന്‍ ഓലക്കുട മാത്രമേ കണ്ടിട്ടുണ്ടാവൂ. നല്ല ലേഖനം. എന്തായാലും ഇപ്പോൾ മാവേലി എന്ന മോടിഫ് ഏതാണ്ട് ഗെറ്റ് ഔട്ട് ആയ നിലയിലാണെന്ന് തോന്നുന്നു. അധികം കാണാനില്ല. മദ്യപാനത്തെക്കുറിച്ചെഴുതിയ അവസാന പാരഗ്രാഫ് പക്ഷെ എങ്ങിനെ ഇതിൽ കൂട്ടിവെക്കുന്നത് എന്ന് മനസ്സിലായില്ല രാജഭക്തി രാഷ്ട്രീയ നേതാവിലേക്ക് ആരോപണം ചെയ്യപ്പെട്ടുവെങ്കിലും അതിലൊരു തരി തമാശിന്റെ ഉപ്പുകൂട്ടിയേ മലയാളിക്ക് ഈ നവപ്രത്യയശാസ്ത്രം വിഴുങ്ങാൻ പറ്റൂ എന്നും ആയി ഇതിനു വണക്കം. ഓഫ്: ക്രിസ്തമസ് പാപ്പയ്ക്കും മാവേലിയ്ക്കും ഇത്ര വലിയ കുടവയറുള്ളത് ഒരു ആന്റിഫെമിനിസ്റ്റിക് പ്രതീകം അല്ലേയെന്നും എനിക്ക് സംശയമുണ്ട്. അവർക്കെന്താ സിക്സ് പാക്കിണ്ടായാൽ? എനിക്കു തോന്നുന്നത് പ്രവാസി എന്നൊരു വിഭാഗം ഇല്ലായിരുന്നുവെങ്കിൽ “ഓണം” എന്ന ആഘോഷം പോലും ഇല്ലാതാകുമായിരുന്നു എന്നാണു.മഹാബലി എന്ത് എന്ന അന്വേഷണത്തിൽ ഉപരി കൂട്ടായ്മയുടെ ഉത്സവം ആയിരുന്നു ഓണം എന്നു കരുതാനാണു ഞാൻ ഇഷ്ടപ്പെടുന്നത്.ഇടവപ്പാതിക്കും പഞ്ഞക്കർക്കിടകത്തിനു ശേഷവും വരുന്ന വിളവെടുപ്പുത്സവം തന്നെ ആയിരിക്കണം ഓണത്തിന്റെ തുടക്കം.മഴമാറി വെയിൽ നീളുന്ന സമയം.ഒന്നിച്ചു കൂടാനും ആഘോഷിക്കാനും എല്ലാമുള്ള സമയം.ഇതിനിടയിൽ മഹാബലി എങ്ങനെ കയറി വന്നു എന്നാണു എനിക്കു പിടിയില്ലാത്തത്.എതിരന്റെ പോസ്റ്റിൽ ഒരു നഖ ചിത്രം കിട്ടുന്നു.എങ്കിലും മഹാബലിയുടെ രൂപമാറ്റങ്ങൾ പ്രതിപാദിക്കുന്നുവെങ്കിലും ശരിക്കു മഹാബലി തന്നെയോ ഓണത്തിന്റെ അടിസ്ഥാനം എന്നാണു അറിയേണ്ടത്.അതു പുരാണത്തിലെ വാമനാവതാരവുമായി കൂട്ടിക്കെട്ടിയതാവാം എന്നാണു എനിക്കു തോന്നുന്നത്.ചരിത്രത്തിലേയോ മിത്തിലേയോ മഹാബലി മറ്റൊരാൾ ആയിരുന്നേക്കാം.ഒരു പക്ഷേ പ്രജാക്ഷേമ തത്പരനായ ഒരു രാജാവ്. എതിരൻ പറയുന്നതു പോലെ എങ്ങനെ ഈ വാമനാവതാരം മാത്രം കേരളവുമായി ബന്ധപ്പെട്ടു വരും? ഒരു പക്ഷേ മണികണ്ഠൻ ചൂണ്ടിക്കാട്ടിയ പോലെ കേരളം അന്നു എവിടെ വരെ ഉണ്ടായിരുന്നു.തുളുനാട് കേരളത്തിന്റെ ഭാഗം ആയിരുന്നെങ്കിൽ ഇപ്പോൾ തുളുനാടിന്റെ അതിർത്തി ആയ ഗോകർണ്ണം വരെയുള്ള കർണ്ണാടകയിൽ ഓണം ആഘോഷിക്കപ്പെടുന്നുണ്ടോ?അതോ കാസർ‌ഗോഡിനപ്പുറം ഓണം പെട്ടെന്ന് ഇല്ലാതാവുന്നോ? ഇതു പോലെ തന്നെ ഉള്ള ഒന്നാണു ശബരിമല അയ്യപ്പ ചരിതവും.ശിവനും മോഹിനിയും ചേർന്നുണ്ടായ കുട്ടി ആണോ പന്തളത്ത് വന്നത്? പന്തളം രാജവംശത്തിന്റെ കാലപ്പഴക്കം എത്ര? അപ്പോൾ ശിവനും മോഹിനിയുമൊക്കെ ഈ അടുത്ത കാൽം വരെ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ..അയ്യപ്പൻ കാട്ടുജാതിക്കരുടെ ആരാധനാ മൂർത്തി അയിരുന്നുവെന്നു വായിച്ചിട്ടുണ്ട്.വാവർ എന്ന് ജീവിച്ചിരുന്നു? ഇതോക്കെ രസകരമായ ചിന്താ വിഷയങ്ങൾ ആണു.. എങ്കിലും പല സ്ഥലങ്ങളിലും മലയാളി സമാജങ്ങൾ നിലനിന്നു പോരുന്നത് ഈ പരിപാടി ഉള്ളതു കൊണ്ടാണ്.കുറെ സുന്ദരിമാർ അന്ന് വെളിയിലിറങ്ങും ! മഹാബലിയ്ക്ക് കാക്കുട കൊടുത്തതാര് എന്ന പേരില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന കെ കെ മുഹമ്മദ് ഒരു ലേഖനം എഴുതിയിരുന്നു. കേരളത്തിലൊരിടത്തും ത്രിവിക്രമാവതാരത്തിന്റെ ചിത്രീകരണമില്ല. ത്രിവിക്രമ മംഗലം എന്നൊരു സ്ഥലമുണ്ടെങ്കിലും. കോട്ടയത്ത് ഒരു വാമന ക്ഷേത്രമുണ്ട്. ചതിയനായ വാമനന്‍ എന്ന ചിന്തയ്ക്കാണ്‍` കേരളത്തില്‍ പ്രസിദ്ധികിട്ടിയത്, അതിനാലാണ് വാമന ചിത്രീകരണം ഇവിടെ ഒരിടത്തും ഇല്ലാത്തത് എന്ന് മുഹമ്മദ് വാദിക്കുന്നു. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന പഴംചൊല്ലു വന്ന വഴിയും അതായിരിക്കാമത്രേ. കുട പിടിച്ചു കൊടുക്കുന്നത് ആദരവിന്റെ ലക്ഷണമാണ്. മഹാബലിയോട് ആദരവുണ്ടായപ്പോള്‍ പുരാണമെല്ലാം വിട്ട് അവന്റെ (അതിലൊരു ബ്രാഹ്മണിക്കല്‍ എലിമെന്റുണ്ട്) ഒരു കുട എടുത്തു കൊടുത്തു വെയിലുകൊള്ളാതിരിക്കാന്‍ അത്രേയുള്ളൂ. യഥാര്‍ത്ഥത്തില്‍ നടന്ന ആദിവാസിക്കഥയുടെ വലിച്ചുപരത്തിയ രൂപമാണ് ഇന്നത്തെ മാവേലിക്കഥയെന്ന് മഹാബലി മിത്തിനെപ്പറ്റിയുള്ള മറ്റൊരു പുസ്തകത്തില്‍. ഒാണത്തിനു അപ്പോള്‍ ശരിക്കും കള്ളു കുടി മത്സരമാണല്ലോ നടക്കുന്നത്‌ എന്നാലും നൂറ്റി ഇരുപത്താറു കോടിയുടെ കള്ളുകുടിച്ചെന്നോ! ഇതില്‍ വെള്ളം ചേറ്‍ത്തിട്ടുണ്ടോ?) ഇവിടെ പറഞ്ഞിരിക്കുന്ന "ചരിത്ര വിവരണങ്ങൾ" കേട്ടാൽ തോന്നും ആരോ ഒരാൾ ഒരു ദിവസം രാവിലെ എഴുന്നേറ്റ്‌ എഴുതി ഉണ്ടാക്കി അച്ചടിച്ച്‌ നാടൊട്ട്ക്ക്‌ വിളംബരം ചെയ്തു ഉണ്ടാക്കിയ കഥയാണ്‌ ഓണത്തൊട്നുബന്ധിച്ചുള്ള മാവേലിയുടെ കഥയെന്ന്‌. കാലാകാലങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന മാവേലി എന്ന ഐതിഹ്യ കഥയെ ഇല്ലാത്ത വ്യഖ്യാനങ്ങൾ നൽകി, ഇടയ്ക്കിടെ 'ബ്രാഹ്മണവൽക്കരണം അതിഹൈന്ദവത ഫ്യൂഢൽ പാരമ്പര്യം രാജഭക്തി ചവിട്ടിതാഴ്ത്തി പ്രതിബിംബം തുടങ്ങിയ സ്ഥിരം ബുദ്ധിജിവി പദപ്രയോഗങ്ങൾ നൽകി പൊലിപ്പിച്ച്‌ ഒരു intellectual പരിവേഷം കൊടുത്ത്‌ എഴുതുന്ന ഇത്തരം ലേഖനങ്ങൾക്ക്‌ എന്തു് പ്രസക്തിയാണുള്ളതെന്ന്‌ കാണാൻ സാധിക്കുന്നില്ല. സാഹോദര്യം,സമത്വം,സമൃദ്ധി: ഇവയെ പറ്റിയുള്ള ഒരു കേവല മലയാളിയുടെ സ്വപ്നം എന്നതിൽ കവിഞ്ഞു് ഉള്ള ഒരധിക വ്യാഖ്യാനം ഓണത്തിനും അതിനോടനുബ്ന്ധിച്ചുള്ള മാവേലിയുടെ കഥയ്ക്കും കൊടുക്കണോ എന്നാലോചിക്കുക. ലോകത്തിലെ ഏതു ജനതയ്ക്കും പറയാനുണ്ടാകും മേൽപ്പറഞ്ഞവയെ പറ്റി ഇതുപോലെ ഒരു കഥ, ഒരു ഐതിഹ്യം, ഒരു മിത്ത്‌. ഏതു കാലത്തും,എവിടെയും,എന്തും മാറ്റങ്ങൾക്ക്‌ അധീനം. ഐതിഹ്യങ്ങളുടെയും,ആചാരങ്ങളുടെയും മറ്റും സാമൂഹ്യ പ്രസക്തി കാലമാറ്റത്തിനനുസരിച്ച്‌ നഷ്ടപ്പെടുകയോ, മറ്റൊരു രൂപംകൊള്ളുകയോ ചെയ്യാറുണ്ട്‌ കൺസ്യൂമറിസം' പ്രബല ശക്തിയായിരിക്കുന്ന ഇക്കാലത്ത്‌ ഓണത്തിനും,മാവേലിക്കും മുൻപേ പോലെ വീണ്ടും രൂപമാറ്റം സംഭവിച്ചതിൽ എന്താണിത്ര അതിശയിക്കാൻ ആ രൂപമാറ്റം കാലത്തിന്റെ അനിവാര്യത. ഇന്ന് ഓണം വിപണിയുടെ ആവശ്യമാണ്. നോർത്ത് ഇന്ത്യാക്കാരനു ദീപാവലി പോലെ, അമേരിക്കക്കാ‍രന് ബ്ലാക് ഫ്രൈഡേ പോലെ റെഡ് ഇന്ത്യൻസിനെ ആവാ‍സസ്ഥാനം മസിൽ പവറുപയോഗിച്ച് പിടിച്ചെടുത്തതും പോരാ നന്ദിപ്രകടനത്തിന്റെ പേരിൽ കച്ചവടം! ഇലക്ട്രോണിക് കടകൾക്ക് അതു വരെ ചിലവാകാത്ത ഐറ്റങ്ങൾ ഡിസ്കൌണ്ടിൽ വിൽക്കാനും, ചാനലുകൾക്ക് അഞ്ചു മിനിട്ട് സിനിമക്ക് പത്തു മിനിട്ട് പരസ്യം കാണിക്കാനുമുള്ളതാണ് ഓണം. എങ്ങനെയൊക്കെ വായിച്ചാലും ഒരിക്കലും ദഹിക്കാത്തതാണ് ഓണത്തിനു പിറകിലെ ഐതിഹ്യം എന്ന് പറയുന്ന സാധനം. മഹാബലി, ഹരിശ്ചന്ദ്രൻ, കർണൻ എന്നു വേണ്ട ഒരുമാ‍തിരി നല്ല മനുഷ്യരെ എല്ലാം ആ ദേവേന്ദ്രനും ബ്രാഹ്മണദൈവങ്ങളും കൂടെ ആവശ്യത്തിൽ കൂടുതൽ ഉപദ്രവിച്ചിട്ടുണ്ട്. “ക്രിസ്തമസ് പാപ്പയ്ക്കും മാവേലിയ്ക്കും ഇത്ര വലിയ കുടവയറുള്ളത് ഒരു ആന്റിഫെമിനിസ്റ്റിക് പ്രതീകം അല്ലേയെന്നും എനിക്ക് സംശയമുണ്ട്. അവർക്കെന്താ സിക്സ് പാക്കിണ്ടായാൽ?” വണ്ണമുള്ള ശരീരം ആഢ്യത്വത്തിന്റെയും ആരോഗ്യത്തിന്റെയും സൂചകങ്ങളായാണ് പല പ്രാചീന സംസ്കാരങ്ങളുടെയും കലാരൂപങ്ങളില്‍ ചിത്രീകരിച്ചിരുന്നത് എന്നൊരു നിരീക്ഷണമുണ്ട് (ഉദാ: ഗ്രേക്കോ റോമന്‍ ചിത്രങ്ങളിലും ശില്പങ്ങളിലും റെനസാന്‍സ് കാല യൂറോപ്യന്‍ ചിത്രങ്ങളിലെ സ്ത്രീരൂപങ്ങളുടെ പുരുഷത്വവും പുരുഷരൂപങ്ങളിലെ സ്ത്രൈണതയും പലപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടിണി സര്‍വ്വസാധാരണമായ ഇടങ്ങളില്‍ ഈ ലൈനിലുള്ള “കുടവയര്‍” ആഭിമുഖ്യത്തിന് വേറെ മാനങ്ങളുണ്ടാവാം. അന്വേഷിക്കാവുന്നതാണ് ഓഫ് നമ്പര്‍ ടൂ (നമ്പര്‍ ടൂവിന് തന്നെ): ഒരനോണി അടിയന് സര്‍വ്വജ്ഞപീഠം കല്പിച്ച് തന്നത് കണ്ടു. സംസ്കരിച്ച അനോണിയമ്മാ‍വോ, ആളറിയാം. പീഠവും പലകയും കൊരണ്ടീമൊക്കെ കൈയ്യീ വച്ചോ. ബ്ലീഡിംഗ് മൂക്കുമ്പം വലിച്ചിട്ടിരിക്കാം കേട്ടാ. അതിനു പുരാതന കേരളത്തില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നോ? ഏകദേശം 9-ആം നൂറ്റാണ്ടു മുതല്‍, ചെറുകിട രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവരെ ബ്രാഹ്മണന്റെ സ്വത്ത് സം‌രക്ഷിക്കുന്നതിനായി ബ്രാഹ്മണര്‍ തന്നെ നിയമിച്ചതായിരുന്നു എന്നല്ലാതെ അവര്‍ക്ക് മറ്റു അധികാരങ്ങളൊന്നും ഇല്ലായിരുന്നു അങ്ങനെയല്ലേ? തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രരചനകളും ചരിത്രത്തെ വിഴുങ്ങുന്ന മിത്തുകളും വെള്ളമടിക്കാനൊരു കാരണം. എതിരന്‍ മാഷെ, ഉഗ്രന്‍ ലേഖനം. പ്രത്യേകിച്ചും മാവേലിയെ പ്രവാസിയുമായും ഫ്യൂഡല്‍ കാരണവരായും ഒക്കെ ബന്ധിപ്പിച്ചത് നന്നേ രസിച്ചു. പറഞ്ഞതു ശരിയാണ്.ഐതിഹ്യങ്ങളുടേയും ആ‍ചാരങ്ങളുടേയും മറ്റും സാമൂഹ്യപ്രസക്തി കാലമാറ്റത്തിനനുസരിച്ച് നഷ്ടപ്പെടുകയോ മറ്റൊരു രൂപം കൊള്ളുകയോ ചെയ്യും. കൺസ്യൂമറിസത്തിന്റെ സ്വാധീനവും ചെറുതല്ലെന്ന താങ്കളുടെ നിരീക്ഷണം ഒന്ന് വിപുലീകരിച്ചതാണു ഞാൻ. ഈ മാറ്റങ്ങൾ നമ്മുടെ മുൻപിൽക്കൂടി പരേഡ് ചെയ്യുമ്പോൾ തെല്ലൊന്ന് അതിശയിച്ചു പോകും. ഇതാ ഇപ്പോൾ ഗണപതി വിഗ്രഹം അലങ്കരിക്കലും വെള്ളത്തിലൊഴുക്കലും മലയാളികൾ തുടങ്ങിയിരിക്കുന്നു. വിഷുവിൽ ശ്രീകൃഷ്ണൻ വന്നു കയറിയിട്ട് അധികം നാളായില്ല. സാമൂഹ്യചരിത്രം കണ്മുൻപിൽ എഴുതപ്പെടുകയാണ്. മാവേലി രൂപത്തിനു ഓലക്കുട കൊടുത്തപോലെ കയ്യിൽ കുപ്പിയും കൊടുത്തിരിയ്ക്കയാണ്. സർക്കാരും ചൂഷണം ചെയ്യുന്ന സാമൂഹ്യവിപത്ത് കണ്ടില്ലെന്നു നടിയ്ക്കാൻ വയ്യ. മാവേലിസങ്കൽ‌പ്പത്തിന്റെ ചരിത്രം ഈ ലേഖനത്തിന്റെ പ്രമേയം അല്ലാത്തതിനാൽ അതു വിസ്തരിച്ചില്ല. “മാവേലി ആര്?” എന്ന ഖണ്ഡികയിൽ ഇന്നോളം പ്രകാശിയ്ക്കപ്പെട്ട പഠനങ്ങളും അന്വേഷണങ്ങളും സംക്ഷിക്തമായി പരാമർശിച്ചിട്ടുണ്ട്.വാമനാവതാരകഥയിലെ മഹാബലിയെ ഓണത്തിലെ മാവേലിയുമായി ബന്ധിപ്പിച്ചതും താങ്കൾ പറഞ്ഞപോലെ ഒരു കാലത്തു നടന്ന രൂപമാറ്റമാണ്. “മാവേലി നാടു വാണീടും കാലം ” എന്ന പഴയ പാട്ടാണ് ഇന്നത്തെ ഓണ സങ്കൽ‌പ്പത്തിന്റെ ചരിത്രരേഖപോലെ കണക്കാക്കപ്പെടുന്നത്. അതു തന്നെ രണ്ടു പാഠാന്തരങ്ങൾ ഉണ്ട്. ആദ്യത്തേതിൽ വാമനാവതവാര കഥ ഇല്ല. “ബ്രാഹ്മണവൽക്കരണം” എന്ന വാക്ക് തെക്കെ ഇൻഡ്യൻ ചരിത്രമെഴുതുന്നവരെല്ലാം ഉപയോഗിച്ചിട്ടുള്ളതാണ്. ഉള്ളൂർ പരമേശ്വരയ്യർ “ആര്യസംസ്കാരത്തിന്റെ വ്യാപനം” എന്നും കഥകളിയുടെ ചരിത്രമെഴുതിയ മങ്കൊമ്പ് സഹോദരന്മാർ “ആര്യവൽക്കരണം” എന്നും പറയുന്ന ഈ സംഭവം സത്യം തന്നെയാണ്. രാജഭക്തി, ഫ്യൂഡൽ പാരമ്പര്യം, അതിഹൈന്ദവത എന്നൊക്കെയുള്ള വാക്കുകൾ ഇതുപോലെ നമ്മുടെ ചരിത്രസത്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. താങ്കളുടെ കമന്റ്റിനും ഒരു intellectual പരിവേഷം ആരോപിക്കപ്പെടാം. താങ്കൾ പറഞ്ഞതിൽ ഏറിയ പങ്കും ഞാൻ അംഗീകരിക്കുന്നു. പക്ഷെ - "ഹിരണ്യകശിപുവിന്റെ മകന്റെ മകനായി അവതാരകഥകളിൽ വിളങ്ങിയ രാജാവിനെ ഓണത്തിനു എഴുന്നെള്ളുന്ന മാവേലി യാക്കി മാറ്റിയത് ബ്രാഹ്മണവൽക്കരണത്തിന്റെ ഭാഗമായാണ്. അതിഹൈന്ദവത കാപട്യം പൂശി വഴിനടക്കുന്ന ഇക്കാലത്ത് ഈ അവതാരകഥാ‍വില്ലൻ മാവേലി അനുയോജ്യം തന്നെ" - ആ പറഞ്ഞത്‌ എനിക്കു മനസ്സിലായില്ല. ഭാഗവത പുരാണം ശ്രദ്ധിച്ച്‌ വായിച്ചാൽ മഹാബലിയെ വില്ലനായല്ല ചിത്രീകരിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. മറിച്ച്‌ ദേവന്മാർ പോലും നാണിച്ചു തല കുനിക്കും വിധം ബ്രഹ്മനിഷ്ഠനായ മഹാത്മാവായാണ് ചിത്രീകരിച്ചിരിക്കുന്നത്‌. വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തുന്നുമില്ല. മറിച്ച്‌ ഭൂമിയെയും സ്വർഗ്ഗത്തെയും ഒക്കെ അപേക്ഷിച്ച്‌ വളരെ ഉയർന്ന തലമായ സുതലത്തിലേക്ക്‌ ആനയിച്ചു കൊണ്ടു പോകുകയാണു് ചെയ്യുന്നത്‌. മലയാളിയുടെ ഭാവനയിലുള്ള മാവേലിയുടെ കഥയിലും മാവേലി വില്ലനല്ല. മറിച്ച്‌ നായകനാണു താനും. അവിടെ വാമനനാണ്‌ അങ്ങനെ ചിന്തിച്ചാൽ വില്ലൻ. പിന്നെ എങ്ങനെയാണു് താങ്കൾ പറയുമ്പോലെ ബ്രഹ്മണവൽക്കരണത്തിന്റെയും, അതിഹൈന്ദവതയുടെയും ഭാഗമായി മാവേലി വില്ലാനാകുന്നത്‌ ? PS: ഞാൻ ബ്രഹ്മണവൽക്കരണത്തിന്റെയോ, അതിഹൈന്ദവതയുടെയോ വ്യക്താവല്ല എന്ന്‌ പറഞ്ഞുകൊള്ളട്ടെ. ഈ ചോദ്യം ചോദിക്കുന്നത്‌ തർക്കിക്കാനുമല്ല. മനസ്സിലാക്കുവാനുള്ള ആഗ്രഹം കൊണ്ടുള്ള ആത്മാർത്ഥ്മായ ചോദ്യം എന്ന്‌ ഇതിനെ ദയവായി കാണുക. എതിരന്‍ കലക്കി.ഏതൊരാഘോഷത്തേയും കമ്പോളത്തിനനുകൂലമായി വികസ്സിപ്പിക്കേണ്ടത് മുതലാളിത്വത്തിന്റെ 'കമ്പോള യുക്തി'യാണ്.ഓണത്തിനു കിട്ടുന്ന'ബോണസ്സ് കശുവണ്ടി തൊഴിലാളി മുതല്‍ സര്‍ക്കാര്‍ തൊഴിലാളിവരെ)കമ്പോളത്തില്‍ വന്നടിയേണ്ടതുണ്ട്.കള്ളുകച്ചോടം മുതല്‍ കാസറ്റു കച്ചൊടം വരെ(മിമിക്രി കാരുടെ 'പാരഡി')പൊടിപൊടിക്കുമ്പോള്‍ സര്‍ക്കാരും അവര്‍ക്കാവുന്നതരത്തില്‍ കളിക്കുന്നു.പുരാവ്രിത്തങ്ങളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കാമന്നല്ലാതെ,ചരിത്ര വിശകലനം പാടില്ലന്ന മധുനായരുടെ നിലപാട് മനസ്സിലാകുന്നുണ്ട്.അതിഹൈന്ദവത എന്നവാക്കുപോലും ചിലര്‍ക്ക് തലയില്‍ തപ്പിനോക്കാന്‍ സാഹചര്യമാകുന്നുണ്ട്.സ്വര്‍ഗ്ഗത്തിനും മേലേ'സുതലം അതൊന്നു വിശദീകരിക്കുമെന്നു കരുതുന്നു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് ഒരു വാമന മൂര്‍ത്തീ ക്ഷേത്രമുണ്ട്. പലപ്പോഴും തൃക്കാക്കര ക്ഷേത്രം കേരളത്തിലെ ഏക വാമന മൂര്‍ത്തീ ക്ഷെഠ്രം എന്ന പേരില്‍ മാധ്യമങ്ങളില്‍ വരാറുള്ളൂ. കേരളത്തിൽ ഏറെ ആരാധകരുള്ള നടിയും ഫാഷൻ ഡിസൈനറും ആണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ സോഷ്യൽ മീഡിയ പെർഫോമെൻസ് വളരെ ആക്ടീവ് ആയ താരം കുടുംബാംഗങ്ങളെയും ആരാധകർക്കു മുന്നിൽ ഇടയ്ക്കിടയ്ക്ക് കൊണ്ടു വരാറുണ്ട്. താര ത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനനെ ഏവർക്കും സുപരിചിതമാണ്. പൂർണിമയെ പോലെ തന്നെ സിനിമാ മേഖലയിൽ സജീവമായി നിന്നിരുന്ന താരം ഇടയ്ക്കുവെച്ച് സിനിമ വിട്ടു പോവുകയായിരുന്നു. ഇടയ്ക്ക് സീരിയലുകളിലും മുഖം കാണിച്ചു താരം വിവാഹശേഷം ഇപ്പോൾ ഭർത്താവിന്റെ കൂടെ വിദേശത്ത് ജീവിക്കുകയാണ്. ഒരു നടി എന്ന നിലയിൽ മാത്രമല്ല ആരാധകർക്ക് ഇപ്പോൾ താരത്തെ പരിചിതം ആകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ താരം ഇതാ തന്റെ ഏറ്റവും വലിയ സങ്കടവുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. തങ്ങളുടെ യൂട്യൂബ് ചാനൽ ആയ ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തു എന്നാണ് ഇവർ ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! 14. സ്ഥാപനം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ആക്രമണാത്മക സസ്യങ്ങൾ ലോകമെമ്പാടുമുള്ള ഉപജീവനമാർഗങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയായേക്കാവുന്ന ആക്രമണാത്മക ജീവിവർഗ്ഗങ്ങൾ പര്യവേക്ഷണം IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍ കൊടിസുനി പിടിയില്‍; കുരുക്കായത് ജയിലില്‍ നി്ന്നുള്ള ഫോണ്‍ വിളികള്‍ – Pravasi Corner പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍ കൊടിസുനി പിടിയില്‍; കുരുക്കായത് ജയിലില്‍ നി്ന്നുള്ള ഫോണ്‍ വിളികള്‍ പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍ കൊടിസുനി പിടിയില്‍; കുരുക്കായത് ജയിലില്‍ നി്ന്നുള്ള ഫോണ്‍ വിളികള്‍ ടി പി വധക്കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി ജയിലില്‍ കിടന്ന് പ്ലാന്‍ ചെയ്ത ക്വട്ടേഷനാണെന്ന് തെളിവുകള്‍ കിട്ടിയതോടെയാണ് കൊടി സുനി കുരുക്കിലായത്. ദിവസം യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലാണ് ചൊക്ലിയിലെ സുനില്‍ എന്ന കൊടിസുനിയെ (38) കുത്തുപറമ്പ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശ്ശൂരിലെ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തില്‍ പങ്കാളിയാവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ നിന്ന് വിളിച്ച 200 ഓളം ഫോണ്‍ കോളുകളാണ് തെളിവായത്. ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. കൊടിസുനി ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയിലില്‍ കഴിയുകയായിരുന്ന സുനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്. കേസില്‍ കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ പ്രൊഫൈല്‍ വഴി പെണിന്റെ ചാറ്റില്‍ വൈദികന്‍ കുടുങ്ങി; അയച്ച് കൊടുത്തത് സ്വന്തം നഗ്ന ശരീരത്തിന്റെ വീഡിയോ ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി; ഷെഫീക്ക് അല്‍ ഖാസിമിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി. താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു. തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു. അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു. അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്. പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്. അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്. ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്. വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും. വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു. പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍ നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ? സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്. രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട. തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത് ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക് നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ? സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍ സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍ പത്തു കോഴിക്കുഞ്ഞുങ്ങളും അവയെ പൊന്നുപോലെ നോക്കുന്നൊരു നായക്കുട്ടനും; വൈറലായി സ്നേഹബന്ധം പത്തു കോഴിക്കുഞ്ഞുങ്ങളും അവയെ പൊന്നുപോലെ നോക്കുന്നൊരു നായക്കുട്ടനും; വൈറലായി സ്നേഹബന്ധം മൃഗങ്ങള്‍ അല്ലെങ്കിലും മറ്റു മനുഷ്യരെക്കാള്‍ വേഗത്തില്‍ മനസില്‍ ഇടം നേടാറുണ്ടല്ലെ. ഇത്തവണ മനുഷ്യരുടെ മനസ് കീഴടക്കിയിരിക്കുന്നത് ഒരു നായയാണ്. അവന്‍റെ ഉത്തരവാദിത്തവും സ്‌നേഹവും സംരക്ഷണവുമൊക്കെയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ആദ്യം തമാശയായി തോന്നുമെങ്കിലും കോഴികുഞ്ഞുങ്ങളോടുള്ള നായയുടെ അഗാധമായ സ്‌നേഹവും സംരക്ഷണവുമാണ് വീഡിയോയില്‍ കാണുന്നത്. കോഴിക്കുഞ്ഞുങ്ങളെ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചുറ്റിപ്പറ്റി എപ്പോഴും അവനുണ്ടാകും. അരമണിക്കൂറിലധികം സമയം അവരെ വെറുതെ വിടാന്‍ കഴിയാതെ. തന്‍റെ സംരക്ഷണം ആശ്രയിച്ചാണ് അവ കഴിയുന്നത് എന്നതുപോലെയാണ് നായയുടെ ശ്രദ്ധയും കരുതലും. എന്തായാലും ഈ വീഡിയോയും നായയും കാഴ്ചക്കാരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്.ഏകദേശം നാല് ദശലക്ഷം കാഴ്ചക്കാരും 752,000 ലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓരോ അരമണിക്കൂറിലും കുഞ്ഞുങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുന്ന നായ എങ്ങനെ ഇക്കാര്യം ഓര്‍ക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ടാണ് ക്ലിപ്പ് ആരംഭിക്കുന്നത്. നായ അവയെ ശ്രദ്ധിക്കുമ്പോഴും അവരുടെ ചുറ്റുപാടില്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന 10 കോഴിക്കുഞ്ഞുങ്ങളെ കാമറയില്‍ കാണിക്കുന്നുണ്ട്. കാമറ മാറുന്നതിനിടയില്‍, അവസാന ഷോട്ടില്‍ നായ ശ്രദ്ധാപൂര്‍വ്വം കോഴിക്കുഞ്ഞുങ്ങളുടെ കൂടിനു മുകളിലെ വളയത്തിന് മുകളിലേക്ക് ചായുകയും കുഞ്ഞുങ്ങളെ സൂക്ഷ്മമായി നോക്കുകയും, അവരെ വ്യക്തമായി നിരീക്ഷിക്കുകയും എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതായും കാണാം. വീഡിയോ കണ്ട ഒരാള്‍ അഭിപ്രായപ്പെട്ടു ആ കണ്ണുകള്‍ക്ക് പിന്നില്‍ ചിന്തകളൊന്നുമില്ലായിരിക്കാം പക്ഷേ ഞാന്‍ അഗാധമായ സ്‌നേഹം കാണുന്നു'. മറ്റൊരാള്‍ എഴുതി ശൂന്യമായ തലച്ചോറല്ല സ്‌നേഹം നിറഞ്ഞ തലച്ചോറാണത്. മൂന്നാമന്‍ പറഞ്ഞു 'അവന്‍ കോഴിഫാമിന്‍റെ സംരക്ഷകനാണ്. സൂപ്പറാണ് പൈറോഗ്രഫി! തീകൊണ്ട് തടിയിൽ ചിത്രങ്ങൾ തീർത്ത് ജേക്കബ് കുര്യൻ തടിയിൽ തീകൊണ്ട് ചിത്രങ്ങൾ തീർക്കുന്ന പൈറോഗ്രഫി എന്ന കലാരൂപത്തെ ജനകീയമാക്കി ഒരു കലാകാരൻ. കൊല്ലം കരുനാഗപ്പള്ളിയി കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമാ‍യ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്‍റ് തോമസ് മ ഇരട്ടവിസ്മയം! ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കുകയാണ് ഇരട്ടകളും വീട്ടൂര്‍ എബനേസര്‍ സ്‌കൂളിലെ ഏഴാം ക്ലാസ ഇരുപത്തിനാല് വിരലുകൾ: വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബ തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ റിജിൽ. ഈർക്കിലുകൾ മാത് ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം റിക്കാർഡ് ബുക്കിൽ ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികൾ ഉപയോഗിച്ച് നിർമിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക സിനിമ കാണാൻ 30 വർഷത്തിനു ശേഷം തിയറ്ററിലേക്ക് ഒരമ്മ! മുപ്പത് വർഷത്തിനു ശേഷം തിയറ്ററിൽ സിനിമ കണ്ട മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും ശ്രീകൃഷ്ണ വിഗ്രഹത്തിന്‍റെ കൈയ്ക്ക് ബാന്‍റേജ് ഇട്ട് ആശുപത്രി അധികൃതർ! പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹത്തിനെ ചികിത്സിച്ച് ആശുപത്രി അധികൃതർ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ബോട്ടിൽ ആർട്ടിൽ ഇന്ത്യൻ റിക്കാർഡ് സ്വന്തമാക്കി ഇരിങ്ങാലക്കുടക്കാരി ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി. വൈറലായി ‘വിവാഹപത്രം’; സൂപ്പറാണെന്ന് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ വൈറലായി ‘വിവാഹപത്രം’. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അർജുനൻ ചെട്ടിയാർ-ഉഷ ദമ്പതികളുടെ മകൻ ദീപേ യൂട്യൂബറാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരനായ ലിയാം തോംസണ്‍. ഒരു ദിവസം അദ്ദേഹം ഒരു പരസ്യം കണ്ടു. ഒരു ഫ്‌ സ്രാവുകളെ തിരിച്ചറിഞ്ഞ നിർമൽ റിക്കാർഡ് തിളക്കത്തിൽ സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം. ദുബായ് ലിറ്റിൽ വേറിട്ട ശില്പങ്ങളും കലാനിര്‍മിതികളും ഏറെയൊരുക്കിയ എ.വി. സുബ്രഹ്മണ്യന്‍ എന്ന എംവിഎസ് കണ്ണമംഗലം കേരളപ്പിറവി ദിനത്തി വളർത്തുനായകൾക്ക് ഒരു വസ്ത്രം വാങ്ങിയതാ, ബില്ല് വെറും ഏഴ് ലക്ഷം രൂപ വളർത്തുനായകൾക്കായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ ഇന്ന് ആളുകൾക്ക് മടിയില്ല. നായകളെ വിമാനത്തിൽ കൊണ്ടുവരാൻ കള്ളയൊപ്പിടാൻ നോക്കേണ്ട, തോറ്റുതൊപ്പിയിടും! ജയന്‍റെ ഒപ്പ് ഒരു സംഭവമാണ് ഒപ്പുകൾ പലപ്പോഴും കൗതുക കാഴ്ചയാണ്. വരയും കുറിയും നീട്ടും കുറക്കുമുള്ള ഒപ്പുകളൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയി പുഷ്അപ്പൊക്കെ പ്രേമിനു പുഷ്പമാണ്! മറയൂർ സ്വദേശി സ്വന്തമാക്കിയത് ഇന്‍റർനാഷണൽ റിക്കാർഡ് മറയൂരിനു സമീപം ലക്കം സ്വദേശിയായ പ്രേം ആനന്ദ് (29) മുപ്പതു സെക്കൻഡിൽ 71 പുഷ് അപ്പ് എടുത്തു ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക് എന്തുചോദിച്ചാലും മണിമണിപോലെ പറയും: ഇന്ത്യൻ റിക്കാർഡിൽ ഇടംനേടി രണ്ടുവയസുകാരി പൊതുവിജ്ഞാനത്തിൽ തന്‍റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ.ഇന്ത്യയിലെ സംസ് അമ്പോ! ഇതാണ് ഒന്നൊന്നര കപ്പ; ഒരു കപ്പക്കിഴങ്ങിന് തൂക്കം 10 കിലോ! പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള്‍ കിട്ടിയത് 10 കിലോയിലേറേ തൂക്കം വരുന്ന കിഴങ്ങ്. അതിന്‍റെ നീളമാകട്ടെ ഏതാണ്ട് രണ്ട് ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ ജെഫ് ബെസോസ്, ഹോട്ടലും.. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിൻ ബഹിരാകാശത്ത് വാണിജ്യ നിലയം തുട പന്തലും വിവാഹ വേദിയും മാത്രമല്ല, അതിഥികളെയും എത്തിച്ച് ഇവന്‍റ് കന്പനികൾ വിവാഹങ്ങൾ മനോഹരമാക്കാൻ വെഡിംഗ് പ്ലാനേഴ്സിന്‍റെ സഹായം തേടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുന്പ് ബന്ധു സൂപ്പറാണ് പൈറോഗ്രഫി! തീകൊണ്ട് തടിയിൽ ചിത്രങ്ങൾ തീർത്ത് ജേക്കബ് കുര്യൻ തടിയിൽ തീകൊണ്ട് ചിത്രങ്ങൾ തീർക്കുന്ന പൈറോഗ്രഫി എന്ന കലാരൂപത്തെ ജനകീയമാക്കി ഒരു കലാകാരൻ. കൊല്ലം കരുനാഗപ്പള്ളിയി കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമാ‍യ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്‍റ് തോമസ് മ ഇരട്ടവിസ്മയം! ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കുകയാണ് ഇരട്ടകളും വീട്ടൂര്‍ എബനേസര്‍ സ്‌കൂളിലെ ഏഴാം ക്ലാസ ഇരുപത്തിനാല് വിരലുകൾ: വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബ തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ റിജിൽ. ഈർക്കിലുകൾ മാത് ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം റിക്കാർഡ് ബുക്കിൽ ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികൾ ഉപയോഗിച്ച് നിർമിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക സിനിമ കാണാൻ 30 വർഷത്തിനു ശേഷം തിയറ്ററിലേക്ക് ഒരമ്മ! മുപ്പത് വർഷത്തിനു ശേഷം തിയറ്ററിൽ സിനിമ കണ്ട മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും ശ്രീകൃഷ്ണ വിഗ്രഹത്തിന്‍റെ കൈയ്ക്ക് ബാന്‍റേജ് ഇട്ട് ആശുപത്രി അധികൃതർ! പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹത്തിനെ ചികിത്സിച്ച് ആശുപത്രി അധികൃതർ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ബോട്ടിൽ ആർട്ടിൽ ഇന്ത്യൻ റിക്കാർഡ് സ്വന്തമാക്കി ഇരിങ്ങാലക്കുടക്കാരി ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി. വൈറലായി ‘വിവാഹപത്രം’; സൂപ്പറാണെന്ന് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ വൈറലായി ‘വിവാഹപത്രം’. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അർജുനൻ ചെട്ടിയാർ-ഉഷ ദമ്പതികളുടെ മകൻ ദീപേ യൂട്യൂബറാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരനായ ലിയാം തോംസണ്‍. ഒരു ദിവസം അദ്ദേഹം ഒരു പരസ്യം കണ്ടു. ഒരു ഫ്‌ സ്രാവുകളെ തിരിച്ചറിഞ്ഞ നിർമൽ റിക്കാർഡ് തിളക്കത്തിൽ സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം. ദുബായ് ലിറ്റിൽ വേറിട്ട ശില്പങ്ങളും കലാനിര്‍മിതികളും ഏറെയൊരുക്കിയ എ.വി. സുബ്രഹ്മണ്യന്‍ എന്ന എംവിഎസ് കണ്ണമംഗലം കേരളപ്പിറവി ദിനത്തി വളർത്തുനായകൾക്ക് ഒരു വസ്ത്രം വാങ്ങിയതാ, ബില്ല് വെറും ഏഴ് ലക്ഷം രൂപ വളർത്തുനായകൾക്കായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ ഇന്ന് ആളുകൾക്ക് മടിയില്ല. നായകളെ വിമാനത്തിൽ കൊണ്ടുവരാൻ കള്ളയൊപ്പിടാൻ നോക്കേണ്ട, തോറ്റുതൊപ്പിയിടും! ജയന്‍റെ ഒപ്പ് ഒരു സംഭവമാണ് ഒപ്പുകൾ പലപ്പോഴും കൗതുക കാഴ്ചയാണ്. വരയും കുറിയും നീട്ടും കുറക്കുമുള്ള ഒപ്പുകളൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയി പുഷ്അപ്പൊക്കെ പ്രേമിനു പുഷ്പമാണ്! മറയൂർ സ്വദേശി സ്വന്തമാക്കിയത് ഇന്‍റർനാഷണൽ റിക്കാർഡ് മറയൂരിനു സമീപം ലക്കം സ്വദേശിയായ പ്രേം ആനന്ദ് (29) മുപ്പതു സെക്കൻഡിൽ 71 പുഷ് അപ്പ് എടുത്തു ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക് എന്തുചോദിച്ചാലും മണിമണിപോലെ പറയും: ഇന്ത്യൻ റിക്കാർഡിൽ ഇടംനേടി രണ്ടുവയസുകാരി പൊതുവിജ്ഞാനത്തിൽ തന്‍റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ.ഇന്ത്യയിലെ സംസ് അമ്പോ! ഇതാണ് ഒന്നൊന്നര കപ്പ; ഒരു കപ്പക്കിഴങ്ങിന് തൂക്കം 10 കിലോ! പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള്‍ കിട്ടിയത് 10 കിലോയിലേറേ തൂക്കം വരുന്ന കിഴങ്ങ്. അതിന്‍റെ നീളമാകട്ടെ ഏതാണ്ട് രണ്ട് ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ ജെഫ് ബെസോസ്, ഹോട്ടലും.. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിൻ ബഹിരാകാശത്ത് വാണിജ്യ നിലയം തുട പന്തലും വിവാഹ വേദിയും മാത്രമല്ല, അതിഥികളെയും എത്തിച്ച് ഇവന്‍റ് കന്പനികൾ വിവാഹങ്ങൾ മനോഹരമാക്കാൻ വെഡിംഗ് പ്ലാനേഴ്സിന്‍റെ സഹായം തേടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുന്പ് ബന്ധു സൂപ്പറാ രാമച്ചവേലി! ഒടുവിൽ ടാറ്റയും കൈകൊടുത്തു കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ രാമച്ചംകൊണ്ട് ജൈവവേലി. ടാറ്റയുടെ കണ്ണൻദേവൻ കന്പനിയാണ് ജൈവവേലി നിർമിച്ചിരിക്കുന്ന കോടീശ്വരനോട് മാസ്ക് ധരിക്കാൻ പറഞ്ഞതിന്‍റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ബാങ്ക്. ചൈനയിലാണ് സംഭവം. ബാങ്കിലെ പ്രധാനമന്ത്രിമാരെ "മണ്ണിലൊരുക്കി' ആദിറയുടെ റിക്കാര്‍ഡ് നേട്ടം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെ മണല്‍തരികളില്‍ അണിയിച്ചൊരുക്കി ചരിത്രനേട്ടവുമായി മലയാളി യുവതി. കുരിശുയുദ്ധത്തിന്‍റെ ശേഷിപ്പ്! കടലിൽ നിന്ന് കിട്ടിയത് 900 വർഷം പഴക്കമുള്ള വാൾ കുരിശുയുദ്ധ പോരാളിയുടേതെന്നു സംശയിക്കുന്ന, 900 വർഷം പഴക്കമുള്ള വാൾ ഇസ്രയേലിന്‍റെ വടക്കൻ തീരത്തു കണ്ടെടുത്തു. ഷ്‌ലോമ ഏഷ്യ അറിഞ്ഞു, കിണറ് ബസ് സ്റ്റോപ്പിലെ ‘കുപ്പി’ ഷെൽട്ടർ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച തൃപ്പൂണിത്തുറ കിണറ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം ഇനി ഏഷ്യ കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ് ചായക്കടയിലെ അടുപ്പില്‍നിന്നുയരുന്ന ചൂടിനും പുകയ്ക്കും അവധി നല്കി, വിജയന്‍-മോഹന ദമ്പതികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ശ മരുഭൂമിയിലെ മാന്ത്രികക്കല്ല്! ശാസ്ത്രലോകത്തിന് അതിശയം, അതിനിഗൂഡം പ്രകൃതിയുടെ സ്വാഭാവിക മനോഹാരിത എന്നും കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. ലോകത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇ പ്രണയത്തിനു വെള്ളപ്പൊക്കം തടസമായില്ല, താലിഭാഗ്യം ചെന്പിനകത്ത് പൂവണിഞ്ഞു പ്രണയത്തിനും താലികെട്ടിനും വെള്ളപ്പൊക്കം തടസമായില്ല. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ വരനും വധുവും അമ്പലത്തിലേക്ക് എത്ത ഒരു ചായയ്ക്ക് 1,000 രൂപ, ഒരു കിലോ തേയിലയ്ക്ക് 75,000 രൂപ! ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു ക ചാമ്പ്യൻസ് ലീഗ്: പ്രീ ക്വാർട്ടർ കാണാതെ ബാഴ്സ പുറത്ത് ഹെലികോപ്റ്റർ ദുരന്തം: പ്രതിരോധമന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തും ചാമ്പ്യൻസ് ലീഗ്: പ്രീ ക്വാർട്ടർ കാണാതെ ബാഴ്സ പുറത്ത് ഹെലികോപ്റ്റർ ദുരന്തം: പ്രതിരോധമന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തും വരൾച്ചയിൽ വലയുന്നവരാണ് ആഫ്രിക്കൻ ജനത. വരണ്ടുണങ്ങിയ ആഫ്രിക്കയുടെ പ്രാന്ത പ്രദേശത്തെ പച്ച അണിയിച്ച വിജയ കഥയാണ് യാക്കൂബാ സവാഡോഗോയ്ക്ക് പറയാനുള്ളത്. മരുഭൂമിയിൽ പച്ചപ്പ് വിരിയിപ്പിച്ച സാധാരണ മനുഷ്യന്റെ അമാനുഷിക പ്രവൃത്തി. വറ്റിവരണ്ട മരുഭൂമിയെ എങ്ങനെ ഈറനണിയിച്ചു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ സാധിക്കാത്തത്. പക്ഷെ തെളിയിച്ച് കാണിച്ചാൽ അംഗീകരിക്കാതിരിക്കാൻ സാധിക്കുമോ? യാക്കൂബയ്ക്ക് പറയാനുള്ളത് കഥയല്ല. ഈ സമൂഹത്തിന് നൽകാനുള്ള പാഠങ്ങളാണ്. ആഫ്രിക്ക വരൾച്ചയുടെ കൈയ്യിൽ അകപ്പെട്ട എൺപതുകളുടെ കാലം. വറ്റി വരണ്ട കിണറുകൾ ആളുകളുടെ ജീവിതത്തെ കാര്യമായി ബാധിച്ചു. കൃഷിയിടങ്ങൾ ഉണങ്ങി വരണ്ടു. ജീവിതങ്ങൾ പട്ടിണിയുടെ പിടിയിലമർന്നു. പരിഹാരം ഇല്ലാത്ത വിഷയമായാണ് വരൾച്ചയെ എല്ലാവരും കണ്ടത്. അവിടെയാണ് സായ് എന്ന മാർഗം ഉപയോഗിച്ച് യാക്കൂബാ വരൾച്ചയ്ക്ക് പരിഹാരം കണ്ടത്. യാക്കൂബായുടെ ഈ പ്രവൃത്തിയ്ക്ക് യുഎന്നിന്റെ ചാംപ്യൻസ് ഓഫ് ദി എർത്ത് പുരസ്കാരവും ലഭിച്ചു. എന്താണ് യാക്കൂബാ ഉപയോഗിച്ച സായ് മാർഗം. പരിശോധിക്കാം. ആഫ്രിക്കയിലെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ബുർക്കിനാ ഫാസോ എന്ന മരുപ്രദേശം. മഴ ലഭ്യത കുറഞ്ഞ് വരൾച്ച രൂക്ഷമായി. ആളുകൾ കൂട്ടത്തോടെ സ്ഥലം ഉപേക്ഷിച്ച് നാട് വിടാനും തുടങ്ങി. പക്ഷെ ആ നാട് വിടാൻ യാക്കൂബായ്ക്ക് എളുപ്പത്തിൽ സാധിയ്ക്കില്ലായിരുന്നു. പൂർവികരിൽ നിന്ന് പകർന്നു കിട്ടിയ സായ് മാതൃക പരീക്ഷിയ്ക്കാൻ യാക്കൂബാ തീരുമാനിച്ചു. കൃഷിയ്ക്കുള്ള സ്ഥലത്ത് ചെറിയ കുഴികൾ കുഴിച്ച് ജൈവവളവും ജൈവവസ്തുക്കളും ചേർത്ത് വിത്ത് നട്ടു. മഴ എത്ര കുറവ് ലഭിച്ചാലും വെള്ളം ആവിയായോ ഈർപ്പമായോ ഈ കുഴികളിൽ ശേഖരിക്കപ്പെടും. ഒപ്പം വിത്ത് വളരുകയും ചെയ്യും. തുടക്ക സമയങ്ങളിൽ ചെറിയ വിത്തുകളായിരുന്നു നട്ടിരുന്നത്. അത് വിജയകരമായപ്പോൾ അതെ മാതൃകയിൽ വലിയ ചെടികളും നട്ടുവളർത്താൻ തുടങ്ങി. അവിടുന്ന് ഇങ്ങോട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടു. പിന്നീട് ആ പ്രദേശത്തെ വരൾച്ച ബാധിച്ചിട്ടില്ല. Read Also കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ മരുഭൂമിയെ പച്ചയണിയിപ്പിച്ച മനുഷ്യനെ തേടി എല്ലാവരും എത്തി. തന്റെ സായ് മാർഗം എല്ലാവർക്കും യാക്കൂബാ പറഞ്ഞുകൊടുത്തു. ഒരു സാമൂഹത്തിന് മുഴുവൻ മാതൃകയാവുകയാണ് എല്ലാവരുടെയും പ്രിയപ്പെട്ട യാക്കൂബാ. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 പ്രായം തോറ്റുപോയ “കുട്ടി ടീച്ചർ”; പന്ത്രണ്ടാം വയസ്സിൽ മുപ്പത് കുട്ടികളുടെ അധ്യാപിക… പടിക്കെട്ടിൽ നിന്ന് വീണ് ബോധരഹിതയായി; അമ്മയ്ക്ക് രക്ഷകനായി എത്തിയത് മൂന്ന് വയസുകാരൻ മകൻ ഇരുപത്തിയഞ്ച് വർഷം സഹായിയായി ഒപ്പം നിന്നു; റിക്ഷക്കാരന് സമ്മാനമായി നൽകിയത് തന്റെ ഒരുകോടി രൂപയുടെ സ്വത്തുക്കൾ… മുപ്പത്തിരണ്ട് വർഷമായി തനിച്ച് ഒരു ദ്വീപിൽ; 82 കാരന്റെ വേറിട്ട ജീവിതം… കണ്ടാൽ കടിപിടി കൂടുന്ന സാധാരണ പൂച്ചയും നായയുമല്ല; ഇത് അസാധാരണ സൗഹൃദത്തിന്റെ കഥ മകളിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്ന അച്ഛൻ; ഹൃദയം കീഴടക്കിയ അതുല്യ നിമിഷം… ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി ഹെലികോപ്റ്റർ അപകടം; ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു ഹെലികോപ്റ്റർ പറത്തിയത് പരിചയസമ്പന്നനായ പൈലറ്റ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യോമസേന ഹെലികോപ്റ്റർ അപകടം; മരണസംഖ്യ 13 ആയി ഏത് കാലാവസ്ഥയും അതിജീവിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണ് MI 17v5; ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം തവണ; കരസേന മുൻ ഉപ മേധാവി ശരത് ചന്ദ് ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു ടോട്ടനം ഹോട്സ്പറിലെ 8 താരങ്ങൾക്ക് കൊവിഡ് യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു, എസ് ഐക്ക് സസ്പെൻഷൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശി മോഫിയ പർവീന്റെ ആത്മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Select Book Name ഉല്പത്തി പുറപ്പാടു് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ രൂത്ത് ശമൂവേൽ ശമൂവേൽ രാജാക്കന്മാർ 1 രാജാക്കന്മാർ 2 ദിനവൃത്താന്തം 1 ദിനവൃത്താന്തം 2 എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമ ഗീതം യെശയ്യാ യിരേമ്യാവു വിലാപങ്ങൾ യേഹേസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യാവു യോനാ മീഖാ നഹൂം ഹബക്കൂക് സെഫന്യാവു ഹഗ്ഗായി സെഖർയ്യാവു മലാഖി മത്തായി മർക്കൊസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ കൊരിന്ത്യർ 1 കൊരിന്ത്യർ 2 ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ തെസ്സലൊനീക്യർ 1 തെസ്സലൊനീക്യർ 2 തിമൊഥെയൊസ് 1 തിമൊഥെയൊസ് 2 തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് പത്രൊസ് 1 പത്രൊസ് 2 യോഹന്നാൻ 1 യോഹന്നാൻ 2 യോഹന്നാൻ 3 യൂദാ വെളിപ്പാടു അവകാശി സർവ്വത്തിന്നും യജമാനൻ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാൾ ഒട്ടും വിശേഷതയുള്ളവനല്ല, പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാർക്കും ഗൃഹവിചാരകന്മാർക്കും കീഴ്പെട്ടവനത്രേ എന്നു ഞാൻ പറയുന്നു. അതുപോലെ നാമും ശിശുക്കൾ ആയിരുന്നപ്പോൾ ലോകത്തിന്റെ ആദി പാഠങ്ങളിൻ കീഴ് അടിമപ്പെട്ടിരുന്നു. എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ. നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു. എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു. ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. സഹോദരന്മാരേ, ഞാൻ നിങ്ങളേപ്പോലെ ആകയാൽ നിങ്ങളും എന്നെപ്പോലെ ആകുവാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങൾ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല. ഞാൻ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാൻ സംഗതിവന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. എന്റെ ശരീരസംബന്ധമായി നിങ്ങൾക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങൾ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊൾകയത്രേ ചെയ്തതു. നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കിൽ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാൻ സാക്ഷി. അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാൻ നിങ്ങൾക്കു ശത്രുവായിപ്പോയോ? അവർ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവർ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാൻ ഇച്ഛിക്കയത്രെ ചെയ്യുന്നതു. ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നതു നന്നു. ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്നു എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു. ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? എന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ. ഹാഗർ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു. മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ. നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു. എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു. തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ. October 30, 2021 October 30, 2021 adminLeave a Comment on അ-ഴിഞ്ഞാടി നടന്നത് പോരാഞ്ഞിട്ട് ആണോടി ചേച്ചീടെ കെ-ട്ടിയോനേ വിളിച്ച് റൂ-മിൽ കേ-റ്റിയത്. ” ഇത്രമാത്രം നിന്നെ സ്നേഹിച്ചതിനുള്ള കൂ-ലി നീ കൊടുത്തല്ലോ, അച്ഛനെ കൊ-ന്ന് അമ്മേടെ സിന്ദൂരം മാ-യ്ച്ച മ-ഹാപാ-പി താ-ഴത്തും തറയിലും വെ-ക്കാതെ നിന്നെ കൊണ്ട് നടന്നതല്ലേ… എവിടെ കൊണ്ടോയി ക-ളയുമെടി നീയി മ-ഹാപാ-പമൊക്കെ…” ഇടവഴി കഴിഞ്ഞ് ടാർപ്പാ വ-ലിച്ച് കെ-ട്ടിയ മുറ്റത്തൂടെ അകത്തേക്ക് കയറിയതും ഈ-യം ഉ-രുക്കി ഒ-ഴിച്ചത് പോലെ ചെവിയിൽ വ-ന്നലച്ചത് വല്യമ്മയുടെ സ്വരമാണ്. ചുറ്റും നിന്ന മുഖങ്ങളിൽ ഒക്കെ പു-ച്ഛം വിരിയുന്നു.. ഇന്നലെ വരെ തന്നെ ചേർത്ത് പി-ടിച്ച് അഭിമാനത്തോടെ ഇവളാ സീതേ ഇൗ വീടിന്റെ വി-ളക്കെന്ന് അമ്മയോട് പറഞ്ഞ ആളാണ്. ഇന്നെത്ര വേഗമാണ് വല്യമ്മയ്ക്ക്‌ താൻ അ-പമാനമായ്‌ മാറിയത്. ഞാനല്ല എന്റച്ചനെ കൊ-ന്നതെന്ന് അ-ലറി വിളിച്ച് പറയാൻ ആഗ്രഹിച്ചിട്ടും ശബ്ദം തൊ-ണ്ടക്കു-ഴിയിൽ നിന്ന് പു-റത്തേക്ക് വന്നില്ല. പതിവില്ലാതെ രാവിലെ കൂടി വിളിച്ച് വെച്ച അച്ഛനാണ് ത-ണുത്ത് വി-റങ്ങലിച്ച് കി-ടക്കുന്നത്. ചുമർ ചാരി നി-ലത്തേക്കിരുന്നൂ, ഒരിറ്റ് ക-ണ്ണുനീർ പോലുമില്ലാതെ. കൈ നീട്ടി അമ്മയെ തൊ-ട്ടതും അതിനേക്കാൾ വേഗത്തിൽ ക-ത്തുന്നൊരു നോ-ട്ടത്തോടെ അമ്മ കൈ ത-ട്ടി മാ-റ്റി. ഇത്ര വേഗം അമ്മയ്ക്കും ഞാൻ അ-ന്യയായ്‌ മാറിയോ ആത്മഗതമായ്‌ തന്നെ ആ ചോദ്യവും മനസ്സിൽ അ-വശേഷിച്ചു. പതിയെ അച്ഛന് അരികിലേക്ക് നീങ്ങി. ത-ണുത്ത് മ-രവിച്ച ആ നെറ്റിയിലേക്ക്‌ ചു-ണ്ട് ചേ-ർക്കുമ്പോഴാണ് ആ ശബ്ദം ഉയർന്നു കേട്ടത്. ” തൊ-ട്ടു പോ-കരുതെന്റെ അച്ഛനെ. നീ തൊ-ട്ടാൽ എന്റെ അച്ഛന് പൊ-ള്ളും, ആ ആ-ത്മാവ് പോലുമത് സ-ഹിക്കില്ല.” അഞ്ച് വർഷം മുൻപ് അച്ഛനെയും അമ്മയെയും വേ-ണ്ടെന്ന് വെച്ച് അതിനും ആറ് മാസം മുൻപ് ക-ണ്ടവനൊപ്പം ഇ-റങ്ങി പോയ ചേച്ചിയാണ് ഈ പറയുന്നത്. കഴിഞ്ഞ വർഷം അവൾ നാട്ടിൽ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്കുണ്ടായ കു-ഞ്ഞിനെ കാണാൻ ഓ-ടി ചെന്ന അച്ഛനെ, വിവാഹത്തിന് സ-മ്മതിക്കാത്തതിന്റെ പേരും പറഞ്ഞ് പ-ട്ടിയെ പോലെ ആ-ട്ടിയിറക്കി വി-ട്ടവളാണ്. എല്ലാവർക്കും മുൻപിൽ ക-ഠിന ഹൃ-ദയനായ ആ അച്ഛൻ അന്ന് നെ-ഞ്ച് പൊ-ട്ടി തനിക്ക് മുൻപിൽ ഇരുന്ന് ക-രഞ്ഞത് ഇവൾക്ക് വേണ്ടിയാണ്. ജീ-വിച്ചിരുന്നപ്പോൾ അച്ഛന് ക-ണ്ണീർ മാത്രം നൽകിയവൾ. അച്ഛനരികിൽ നിന്ന് എഴുന്നേൽക്കും മുൻപേ അവൾ പി-ടിച്ച് ത-ള്ളിയിരുന്നു. ബോ-ധം മ-റയും മുൻപേ മിഴി… എന്ന കരച്ചിലോടെ ചേർത്ത് പി-ടിക്കുന്ന ശ്യാമേച്ചിയുടെ മുഖമായിരുന്നു കണ്ണിൽ. കണ്ണ് തുറക്കുമ്പോൾ പുറത്ത് ഇ-രുട്ട് വീ-ണിരുന്നു. സ്ഥിരം നിർവി-കാരതയോടെ ശ്യാമേച്ചി അടുത്ത് വന്നിരുന്ന് മു-ടിയിലൂടെ വി-രൽ ഓ-ടിച്ചു. അച്ഛൻ പെങ്ങളുടെ മകൻ സന്ദീപ് ഏട്ടന്റെ ഭാര്യയാണ് ശ്യാമേച്ചി. കല്യാണം കഴിഞ്ഞ് വന്ന അന്ന് മുതൽ താനാണ് ആ പാവത്തിന് കൂട്ട്. ” രാവിലെ കവലയിലേക്ക് ഇറങ്ങിയതാ, മനുനോട് സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. അവിടെ നിന്ന് തന്നെ കു-ഴഞ്ഞ് വീ-ണിരുന്നു. രണ്ട് അ-റ്റാക്ക് കഴിഞ്ഞ ആളല്ലെ, കൊണ്ട് ചെന്നപ്പോഴെയ്ക്കും…. വേ-ണ്ടെന്ന അർത്ഥത്തിൽ ത-ലയാട്ടി. പതിയെ കണ്ണടച്ച് കി-ടന്നു. മുറിയിൽ ലൈറ്റ് ഓഫ് ആവുന്നതും ശ്വാമേച്ചി പോകുന്നതും അറിഞ്ഞെങ്കിലും കണ്ണ് തു-റക്കാൻ തോന്നിയില്ല. മനുവേട്ടൻ അടുത്ത കൂട്ടുകാരി മൃദുലയുടെ മു-റച്ചെക്കൻ. നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ സ-ൽസ്വഭാവിയായ ചെറുപ്പക്കാരൻ, സർവോപകാരി കോളേജ് അധ്യാപകൻ… എപ്പോഴാണ് തന്നോടുള്ള മനുവേട്ടന്റെ സമീപനത്തിന് മാ-റ്റം വന്നതെന്ന് അറിയില്ല. ആദ്യം അച്ഛനോടാണ് മനുവേട്ടൻ വന്ന് പറഞ്ഞതും. പഠനം കഴിഞ്ഞ് ആലോചിക്കാം എന്ന് അച്ഛൻ പറഞ്ഞത് കൊണ്ടാകാം, പിന്നീട് ഒരിക്കലും അതേ ചൊല്ലി ഒരു സംസാരം ഉണ്ടായതെയില്ല. രാവിലെ ഉണർന്നതും അച്ഛനാണ് ആദ്യം മനസ്സിലേക്ക് ഓ-ടിയെത്തിയത്. തൊടിയിലെ പച്ച മൺക്കൂനയിൽ മുഖം ചേ-ർത്ത് വെച്ച് അങ്ങനെ കി-ടന്നു. അച്ഛന്റെ സാ-മിപ്യമടുത്തുള്ളത് പോലെ… ” ആരെ കാ-ണിക്കാനാടി നിന്റെയീ പൂ-ങ്കണ്ണീർ അച്ഛന്റെ ആ-ത്മാവിന് പോലും മോ-ക്ഷം കൊടുക്കില്ലെന്ന് കച്ച കെ-ട്ടി ഇറങ്ങിയെക്കുവാണോ… എന്തൊക്കെ ആയിരുന്നു… അച്ഛന്റെ ക-ണ്ണ് ആണത്രേ ഇളയ മോൾ, മിഴി… എന്നിട്ടിപ്പോ എന്തായി, അതേ മോള് തന്നെ കൊണ്ടോയി കൊ-ലയ്ക്ക് കൊ-ടുത്തില്ലെ..” ചേച്ചിയാണ്. വാക്കുകൾ ഓരോന്നും കൂ-രമ്പുകളായ്‌ കു-ത്തി ക-യറുമ്പോഴും തിരിച്ച് ഒന്നും പറയാൻ തോന്നിയില്ല. പറഞ്ഞാലും ഒന്നുമാ ത-ലയിലേക്ക് കേറില്ല, മനപ്പൂർവം കു-ത്തി നോ-വിക്കുന്നതിൽ ഹ-രം കണ്ടെത്തിയവളോട് എന്ത് പറഞ്ഞാലും കാര്യമില്ലെന്ന ഓർമയോടെ മിഴി സ്വന്തം റൂമിലേക്ക് നടന്നു. ” ആ പാവത്തിനെ ഇങ്ങനെ കു-ത്തി നോ-വിക്കാൻ നിനക്ക് എങ്ങനെ തോന്നുന്നു മിയേ അവൾടെ കൂടി അ-ച്ഛൻ അല്ലേ ഇത്. നിന്നെക്കാൾ അവളാ മനുഷ്യനെ സ്നേ-ഹിച്ചതല്ലെ… മാമന്റെ ആ-ത്മാവ് വേ-ദനിക്കുക നിന്റെയീ വാക്കുകൾ കേട്ടാക്കും. ജീവി-ച്ച് ഇരുന്നപ്പോ പോലും നീയാ മനുഷ്യന് ഇത്തിരി സ-മാധാനം കൊ-ടുത്തിട്ടില്ല. മ-രിച്ച്‌ മ-ണ്ണോട് ചേർന്നപ്പോ എങ്കിലും ഇത്തിരി സ്വ-സ്ഥത കൊടുക്ക്…” പിന്നിൽ നിന്ന് സന്ദീപേട്ടനാണ്. അല്ലെങ്കിലും തനിക്ക് വേണ്ടി ശ-ബ്ദമുയർത്താൻ ഇപ്പൊ സന്ദീപ് ഏട്ടനും ശ്യാമേച്ചിയും മാത്രേ ഉള്ളൂ. ” മോളേ ഇത്തിരി എങ്കിലും നീ ക-ഴിക്ക്‌. ഇങ്ങനെ പ-ട്ടിണി കി-ടന്നിട്ട് എന്തിനാ ജീ-വിക്കണ്ടേ കുട്ടി നിനക്ക്… ചെല്ല് ചെന്ന് കു-ളിച്ചിട്ട് വന്ന് എന്തെങ്കിലും ക-ഴിക്ക്…” രാവിലെ കൊണ്ട് വെച്ച ആഹാരവും അത് പോലെ തന്നെ അ-ടച്ച് വെച്ചിരിക്കുന്നത് കണ്ടാവാം, ശ്യാമേച്ചി വേ-ദന നിറഞ്ഞ ശബ്ദത്തിൽ ശ-കാരിക്കുന്നൂ. ശ്യാമേച്ചിയുടെ നി-ർബന്ധത്തിന് കു-ളിച്ച് വന്ന് എന്തോ ക-ഴിച്ചെന്നു വരുത്തി. ഇടയ്ക്ക് വരുന്ന ശ്യാമേച്ചി ഒഴികെ മറ്റാരും മി-ണ്ടാൻ ഇല്ലാതെ പറയാൻ ഇല്ലാതെ ആ മുറിയിൽ തന്നെ പിന്നീടുള്ള ദിവസങ്ങൾ ക-ഴിച്ചു കൂ-ട്ടി… ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ ദിവസങ്ങൾ ഓ-ടി പോയി… വല്യമ്മയുടെ ശ-കാരം മാത്രമായ് ആ വീട്ടിൽ ആകെ ഉയരുന്ന ശ-ബ്ദം. ചേച്ചിയുടെ മക്കൾക്ക് പോലും താൻ അ-പരിചിത ആയത് കൊണ്ടാകാം അവരും ആ പരിസരത്തേക്ക് വന്നതേയില്ല. എന്തിനെന്നറിയാതെ ദിവസങ്ങൾ പിന്നെയും ഓ-ടി പോയി കൊണ്ടിരുന്നു. വ്യക്തമായൊരു തീരുമാനം എടുക്കാൻ കഴിയാതെ വീണ്ടും ഞാനാ മുറിയിൽ ഒ-തുങ്ങി കൂടി. പതിവ് പോലെ രാത്രി ശ്യാമേച്ചി പോയി കഴിഞ്ഞ് വാതിൽ അ-ടയ്ക്കാൻ തുടങ്ങുമ്പോഴാണ് റൂമിൽ വെള്ളമില്ലെന്ന് ഓർമ വന്നത്. അടുക്കള അ-ടച്ച് അമ്മയും വല്യമ്മയും പോയി കഴിഞ്ഞു. വെള്ളമെടുത്ത് റൂമിൽ കൊണ്ട് വെച്ച് വാതിൽ ചാരി ഒരു ഗ്ലാസ് വെള്ളം എടുത്ത് കു-ടിച്ച് കൊണ്ട് കട്ടിലിൽ ഇരുന്ന് തന്നെ മിഴി പുറത്തേക്ക് നോക്കിയിരുന്നു. ദേ-ഹത്ത് എന്തോ ഇ-ഴയുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. താൻ ഉണർന്നത് അറിഞ്ഞാവണം, ഒരു കൈ വന്നാ വാ പൊ-ത്തി പി-ടിച്ചത്. ത-ള്ളി മാ-റ്റാൻ ശ്രമിച്ചു പ-രാജയമടഞ്ഞതോടെ ജീവിതം ഇവിടെ അ-വസാനിക്കുകയാണ് എന്ന ചിന്തയാണ് ആദ്യം ഓ-ടി എത്തിയത്… ഫോൺ എവിടെ ആണെന്ന് പോലുമറിയില്ല. മിഴിയുടെ ക-ൺകോണിലൂടെ രണ്ട് തു-ള്ളി ബെ-ഡിലേക്ക് വീ-ണു. പ്രതീക്ഷകൾ അ-സ്തമിച്ചിട്ടും കൈകൾ ആ-ത്മരക്ഷാർത്ഥം എന്തിനോ വേണ്ടി പ-രതുന്നുണ്ടായിരുന്നൂ. കയ്യിൽ പ-തിഞ്ഞത് കു-ടിച്ചിട്ട് വെച്ച ഗ്ലാ-സാണ്, ഒറ്റ അ-ടിയായിരുന്നൂ. പി-ടി അ-യഞ്ഞതും ചാ-ടി എഴുന്നേറ്റ് ലൈറ്റ് ഇട്ടു. ചേച്ചിയുടെ ഭർത്താവ് ഒരു നിമിഷം ഞെ-ട്ടിയെങ്കിലും അടുത്ത നിമിഷം വാതിലിന് അരികിലേക്ക് ഓ-ടി. വാതിൽ തുറക്കും മുൻപേ മുടിയിൽ പി-ടുത്തം വീ-ണിരുന്നു. തൊട്ടടുത്ത നിമിഷം വാതിലിലാരോ ശ-ക്തമായി മുട്ടി. രൂ-ക്ഷമായോരു നോ-ട്ടത്തോടെ അയാൾ വാതിൽ തുറന്നു. പ്രതീക്ഷിച്ചത് പോലെ ചേച്ചിയും അമ്മയും. ” ബാംഗ്ലൂരിൽ അ-ഴിഞ്ഞാടി നടന്നത് പോരാഞ്ഞിട്ട് ആണോടി പാ-തിരാത്രി ചേ-ച്ചിടെ കെ-ട്ടിയോനേ വിളിച്ച് റൂ-മിൽ കേ-റ്റിയത് മു-ഖമടച്ച് ചേച്ചിയുടെ അ-ടി വീ-ണിരുന്നു. ആ വേ-ദനയെക്കാൾ വലുതായിരുന്നു വാക്കുകളുടെ പ്ര-ഹരം. പിന്നീട് പറഞ്ഞതൊന്നും കേട്ടില്ല. മ-രവിച്ച മനസ്സിനൊപ്പം കണ്ണീർ വ-റ്റിയ മിഴികളുമായ് എത്ര നേരം അങ്ങനെ ഇരുന്നെന്ന്‌ അറിയില്ല. ഉണരുമ്പോൾ സ്വന്തം റൂമിൽ ശ്യാമേച്ചിക്ക്‌ ഒപ്പമായിരുന്നു. ” ശ്യാമേച്ചി, സത്യം പറ… എന്തിനാ എല്ലാവരും ഇങ്ങനെയെന്നെ വെ-റുക്കുന്നത് ഒരു ദിവസം കൊണ്ട് എന്നെ വെ-റുക്കാൻ മാത്രം എന്താ സം-ഭവിച്ചത്… എന്താ എന്റെ അച്ഛൻ മ-രിക്കാൻ കാ-രണം ഇനിയും വ-യ്യെനിക്ക്‌… ജീ-വനോടെ ഇങ്ങനെ ഇ-ഞ്ചിഞ്ച് ആയി കൊ-ല്ലാതെ …” ” ഇനിയും നിന്നോട് ഒന്നും മ-റച്ച് വെച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മിഴി. ഞാൻ സ-ത്യം പറയാം. പക്ഷേ എന്റെ കുട്ടി ഏട്ടത്തിയ്ക്ക്‌ ഒരു വാക്ക് തരണം. അറിയുന്നത് എന്താണെങ്കിലും ഒരിക്കലും ജീ-വൻ അ-വസാനിപ്പിക്കാൻ ശ്രമിക്കരുത്. ഇതൊക്കെ പറഞ്ഞാലും സീതാമ്മായിക്ക്‌ നീ മാത്രേ ഉള്ളൂ…” നീട്ടിയ കരങ്ങളിലേക്ക് കൈ ചേ-ർത്തതും ശ്യാമേച്ചി ഫോൺ നീട്ടി. ഒന്നേ നോക്കിയുള്ളൂ. ഭൂമി പി-ളർന്ന് പോയിരുന്നെങ്കിൽ എന്നാണ് ആ നിമിഷം ആ-ഗ്രഹിച്ചത്…. ” മൃദുലയ്ക്ക്‌ അവിടെ ഉള്ളൊരാളുമായ്‌ പ്ര-ണയത്തിൽ ആണെന്നും ഒ-ളിച്ചോടാൻ പ്ലാൻ ഉണ്ടെന്നും നീ മനുവിനെ വിളിച്ച് പറഞ്ഞ രണ്ടാമത്തെ ദിവസം മനുവിന്റെ ഫോണിലേക്ക് വന്ന ഫോ-ട്ടോസ് ആണിത്. അവളല്ല നീയാണ് അവിടെ അ-ഴിഞ്ഞാടി നടക്കുന്നത് എന്ന് പറഞ്ഞ് മൃദുല അയച്ചതാണ് ഇൗ ചി-ത്രങ്ങൾ… അവളുടെ വിവാഹമാണ് നാളെ മോ-ർഫിംഗ് എന്താണെന്ന് പോലുമറിയാത്ത വീട്ടുകാർ അതൊക്കെ വി-ശ്വസിച്ചെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ… കൂടെ മിയയുടെ നാ-ക്കും… കവലയിൽ വെച്ച് മനുവത് കാണിച്ചപ്പോ മാ-മൻ… അ-ഗാധ ഗ-ർത്തത്തിൽ നിന്നെന്ന പോലെ ശ്യാമേച്ചിയുടെ ശബ്ദം കേട്ട് കൊണ്ടിരുന്നു. മൃദുല, ഒന്ന് മുതൽ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി. നഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ എത്തിയപ്പോഴാണ് ആദ്യമായ് അവൾ മ-റ്റൊരാളായി മാറിയത്. ആരുടെയും നി-യന്ത്രണങ്ങൾ ഇ-ല്ലാത്ത ജീവിതം, ചോദിക്കും മുൻപേ പ-ണം കൊടുക്കുന്ന മാതാപിതാക്കൾ… ഒരുപാട് പ്ര-ണയങ്ങൾക്ക്‌ ഒടുവിൽ കൂടെ പഠിക്കുന്ന കുട്ടിയുടെ പ്ര-ണയത്തെ തന്നെ മൃദുല സ്വ-ന്തമാക്കിയപ്പോൾ ന-ല്ലതല്ലെന്ന് ഒരുപാട് തവണ അവളെ വി-ലക്കിയതാണ്, പക്ഷേ ഒരിക്കൽ പോലും വീട്ടുകാരെ അ-റിയിക്കാൻ തോന്നിയിട്ടില്ല. കഴിയാഞ്ഞിട്ടല്ല, അവള് എന്തേലും കൈ-യ്യബദ്ധം കാണിക്കുമോ എന്നൊരു ഭ-യം. ആ അവളാണ്, തന്നെ കുറിച്ച് ഇത്ര മോ-ശമായൊരു ചി-ത്രം മനുവേട്ടന് അ-യച്ചത്.. ഇത് കണ്ടാണ് ഹൃ-ദയം ത-കർന്നു തന്റെ അച്ഛൻ മ-രിച്ചത്…. പ-ണത്തിനു ബു-ദ്ധിമുട്ട് ഉണ്ടെങ്കിലും ക-ഷ്ടപ്പെട്ട് അഭിമാനം ന-ഷ്ടപ്പെടുത്താതെ ഇതുവരെ ജീ-വിച്ച അ-ച്ഛനത് താ-ങ്ങാൻ കഴിഞ്ഞ് കാണില്ല… പ്രാ-ണനോളം സ്നേഹിച്ച അമ്മ തന്നെ അ-കറ്റി നിർത്തുന്നത്… ഇത്ര വ-ഴി പി-ഴച്ചവൾ ആണ് താനെന്ന് അവരും വി-ശ്വസിച്ചോ…. ഹൃദയം നു-റുങ്ങുന്നു… ആ-ർത്ത് അ-ലച്ച് ക-രയാൻ കണ്ണുകൾ വെ-മ്പുന്നുണ്ട്, പക്ഷേ ഒരു തു-ള്ളി പോലും ഒ-ഴുകാതേ നിശബ്ദയായ് അവളാ ഇരുപ്പ് തുടർന്നു…. ആ മാ-റിലേക്ക് വീ-ണ് സങ്കടങ്ങൾ മുഴുവൻ ക-രഞ്ഞ് തീ-ർക്കാൻ കൊ-തിച്ചു പക്ഷേ നിശബ്‌ദയായ്‌ ശ്യാമേച്ചിയുടെ ത-ലോടൽ ഏ-റ്റ്‌ അങ്ങനെ ഇരുന്നു… ” ശ്യാമേച്ചി മൃദുലയുടെ നിശ്ചയത്തിന്റെ ഫോ-ട്ടോ എനിക്ക് ഒന്ന് വേണം. ഞാൻ… ഞാൻ ഒന്ന് കു-ളിക്കട്ടെ…” മുഖം അ-മർത്തി തു-ടച്ച് എഴുന്നേറ്റതും ശ്യാമേച്ചി കയ്യിൽ പി-ടിച്ചിരുന്നു. ” പേ-ടിക്കണ്ട. ഞാൻ മ-രിക്കാൻ ഒരുക്കമല്ല ചേച്ചി. ജീ-വിച്ച് കാ-ണിച്ച് കൊടുക്കും ഞാൻ.” കു-ളിച്ച് തിരിച്ചെത്തുമ്പോൾ റൂമിൽ ശ്യാമേച്ചി ഉണ്ടായിരുന്നില്ല. പുറത്ത് ഉ-യരുന്ന സംസാരത്തിൽ നിന്ന് തന്നെ എല്ലാവരും ഹാളിൽ ഉണ്ടെന്ന് മനസ്സിലായി. മേശപ്പുറത്ത് ഇരുന്ന ശ്യാമേച്ചിയുടെ ഫോണും എടുത്ത് ഹാളിലേക്ക് നടന്നു. ” വി-ശ്വസിക്കാൻ ഒരുക്കമല്ലാത്തവരെ എന്ത് പറഞ്ഞു വി-ശ്വസിപ്പിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല…” ” നീയിനി എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വി-ശ്വസിക്കാൻ പോണില്ല. അച്ഛനെ കൊ-ന്നിട്ടും ഇനി ഇതിന്റെ മേൽ എന്ത് നു-ണ പറയാനാണ് നീ പോകുന്നത് … അല്ലെങ്കിൽ തന്നെ എന്ത് പറയാനാ… എന്റെ ഹസിനെ വി-ളിച്ച് കേ-റ്റിയവൾ അല്ലേ നീ…” പറഞ്ഞ് തീരും മുൻപേ ചേച്ചി മിയയുടെ മു-ഖമടച്ച് അ-ടി വീ-ണിരുന്നു. ദേ-ഷ്യം കൊണ്ട് വി-റച്ച് നിൽക്കുന്ന സന്ദീപേട്ടൻ. ” ഇനി നീ ഒ-രക്ഷരം മിണ്ടരുത്… ഇവളെ പറയാൻ എന്ത് യോ-ഗ്യത ഉണ്ടെടി നിനക്ക്. വീട്ടുകാരെ മുഴുവൻ നാ-ണം കെടുത്തി ഇവനെ പോലൊരു വൃ-ത്തിക്കെട്ടവന്റെ കൂടെ പോയതോ… അതോ നാട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ നാ-ണം കെ-ട്ടിട്ടും നിന്നെ അ-ന്വേഷിച്ച് കണ്ടെത്തി തിരിച്ച് വിളിക്കാൻ വന്ന മാമനെ നാ-ണം കെ-ടുത്തി ആ-ട്ടിയിറക്കി വിട്ടതോ… ഇൗ പറഞ്ഞതിൽ എതായിരുന്നെടി നിന്റെ യോ-ഗ്യത… അഞ്ച് വ-യസ്സ് മുതൽ നിന്റെ കൺമുന്നിൽ വളർന്നതല്ലെ ഇവൾ, എന്നിട്ടും ഇത്ര മോ-ശമായി ചിന്തിക്കാൻ എങ്ങനെ കഴിഞ്ഞ് നിനക്ക്… ഇനിയും അവളെ പറ്റി മോ-ശമായി എന്തെങ്കിലും നിന്റെ നാ-വിൽ നിന്ന് വീ-ണാൽ മിഴിയുടെ മാത്രം എട്ടനായ്‌ ഞാൻ ഉത്തരം നൽകും, അത് സ-ഹിക്കാൻ നിനക്കോ, നിന്റെ ഇൗ കെ-ട്ടിയോനോ കഴിഞ്ഞെന്ന് വ-രില്ല…” ” സന്ദീപേട്ടാ വേണ്ട. ബ-ന്ധങ്ങളുടെ വി-ല ഇവരേക്കാൾ നന്നായി എനിക്ക് അറിയാം. ഇൗ നിമിഷം വരെ സ-ത്യം എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റച്ഛന്റെ മ-രണത്തെക്കാൾ വലിയൊരു ന-ഷ്ടം എനിക്കിനി ഉണ്ടാവാനില്ല എന്ന് ഞാൻ മറന്നു പോയി…” പറഞ്ഞ് തീർന്നതും മിഴി അകത്തേക്ക് പോയി. ഫോണും കയ്യിൽ പി-ടിച്ച് ചിന്തിച്ച് ഇരിക്കുന്ന മിഴിയെ കണ്ട് കൊണ്ടാണ് ശ്യാമ മുറിയിലേക്ക് ചെന്നത്. ” മനുവും സന്ദീപ് ഏട്ടനും പുറത്തേക്ക് പോയി. മിയയോട് കെ-ട്ടിയോനേ ഇന്ന് തന്നെ തിരിച്ച് വിടാൻ പറഞ്ഞിട്ടുണ്ട് ഏട്ടൻ… അവരെല്ലാം അപ്പുറത്തുണ്ട് ” ” മ്മ്… വിളിച്ചിരുന്നു. അവളുടെ കാര്യങ്ങൾ ഒക്കെ ആരോ വിളിച്ച് പറഞ്ഞെന്ന് അറിഞ്ഞപ്പോൾ അത് ഞാൻ ആവുമെന്ന് കരുതി അപ്പോഴത്തെ ദേ-ഷ്യത്തിന് ചെയ്ത് പോയത് ആണത്രേ. ന-ഷ്ടം എനിക്കല്ലേ ശ്യാമേച്ചി. അച്ഛൻ പോയി, എല്ലാവരാലും വെ-റുക്കപ്പെട്ടവൾ ആയി…” ” ഞാൻ ഉറങ്ങി കഴിഞ്ഞ് പോകാവൂ ട്ടോ..” ശ്യാമേച്ചിയുടെ മുഖം കണ്ടിരിക്കേ എപ്പോഴോ ഉ-റക്കം പി-ടിച്ചു… പിറ്റേന്ന് വൈകിട്ട് ശ്യാമേച്ചി കി-തച്ച് കൊണ്ട് ഓ-ടി വന്നപ്പോഴെ കാര്യമായി എന്തോ നടന്നിട്ടുണ്ട് എന്നുറപ്പായിരുന്നൂ. ” മൃദുല…. അവളുടെ കല്യാണം മു-ടങ്ങി. ബാംഗ്ലൂർ നിന്നവളുടെ കാ-മുകൻ വന്നു, അവരോപ്പം ഉള്ള ഫോ-ട്ടോസും വീ-ഡിയോസും ഒക്കെ കാ-ണിച്ചതോടെ കല്യാണ ചെക്കനും വീട്ടുകാരും ആ ബ-ന്ധത്തിൽ നിന്ന് പി-ന്മാറി. അതോടെ എല്ലാവർക്കും മുൻപിൽ നാ-ണം കെട്ടു…. നീയെന്താ ചെയ്തത്.? ” അവളുടെ കല്യാണത്തിന് ആ-ശംസ നേർന്ന് കോളേജ് ഗ്രൂപ്പിൽ പി-ക് ഷെ-യർ ചെയ്തു… അത് ഞാൻ പ്രതീക്ഷിച്ചത് പോലെ അവന്റെയടുത്ത് എത്തി അവൻ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റച്ഛനേ എന്നിൽ നിന്ന് എ-ന്നേയ്ക്കുമായി ന-ഷ്ടപ്പെടുത്തിയവൾക്ക് വേണ്ടി അത്രയെങ്കിലും ഞാൻ ചെ-യ്യണ്ടേ… ” പറഞ്ഞ് തീരും മുൻപേ നാളുകൾക്ക് ശേഷം അമ്മയുടെ വിളിയെത്തി. ഇതെന്താപ്പോ… ഉമ്മറത്ത് ഇരിക്കുന്ന സാൽവിന്റെ മുഖത്തേക്ക് ആണ് ആദ്യം നോക്കിയത്…. സാൽവിൻ സെബാസ്റ്റ്യൻ… ” മിഴി… ഇത്രനാൾ മൃദുവിൻറെ വാക്കുകൾ കേട്ടാവണം, എനിക്ക് തന്നോട് ദേ-ഷ്യമായിരുന്നു…. പക്ഷേ അവൾ ഇവിടെ ഉള്ളവർക്ക് മുന്നിൽ വൃ-ത്തിക്കെട്ടവളായി ചി-ത്രീകരിച്ചെന്ന് ഞാൻ അറിഞ്ഞില്ല… അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനത് അ-നുവദിക്കില്ലായിരുന്നു. അവൾക്ക് വേണ്ടി തന്നോട് ഞാൻ ക്ഷ-മ ചോദിക്കുന്നു… എനിക്കറിയാം എന്നെയും ആ-ത്മാർത്ഥമായല്ല അവള് സ്നേഹിക്കുന്നത് എന്ന്… പക്ഷേ ഇത്രേം നാൾ സ്നേ-ഹിച്ച് പോയതല്ലേ… വിവാഹം എന്നൊരു റി-സ്ക് കൂടി എടുക്കുകയാണ് ഞാൻ… സത്യം എല്ലാവരോടും ഞാൻ തു-റന്ന് പറഞ്ഞിട്ടുണ്ട്.” യാത്ര പറഞ്ഞവൻ പോയിട്ടും അമ്മയുടെ തെ-ളിഞ്ഞ മുഖം കണ്ടിട്ടും അച്ഛൻ നൽകി പോയ മ-രവിപ്പ്‌ മാറിയില്ല. അന്ന് രാത്രി വീണ്ടും മനുവേട്ടൻ വീട്ടിലൊരു ചർച്ചാ വി-ഷയമായി…. മനുവേട്ടന് സ-മ്മതമാണെന്ന്‌ പറഞ്ഞിട്ടും സന്തോഷം ഒന്നും തോന്നിയില്ല. പകരം മനസ്സിൽ തെ-ളിഞ്ഞ് നിന്നത് മുഴുവൻ മ-രിച്ചു കി-ടക്കുന്ന അച്ഛന്റെ മുഖമാണ്…. “” അന്ന് രാത്രി സന്ദീപ് ഏട്ടൻ വന്നത് എനിക്കൊരു ജോബ് ഓക്കേ ആക്കിയിട്ട് ആണ്. അവരോട് യാത്ര പറഞ്ഞൊരു ഒ-ളിച്ചോട്ടമായിരുന്നു, ആ ജീ-വിതത്തിൽ നിന്ന് തന്നെ… അതിനു വേണ്ടിയുള്ള എല്ലാ സ-ഹായവും ചെയ്തു തന്നതും അവരായിരുന്നു… ഇപ്പൊ എന്റെ മനസ്സ് ത-നിച്ചുള്ള ജീ-വിതവുമായി പൊ-രുത്തപ്പെട്ടു കഴിഞ്ഞു.. ഇന്നെനിക്ക് സ്വപ്നങ്ങൾ ഒ-ന്നുമില്ല… ഉണ്ടായിരുന്നു പക്ഷേ യാത്രയിൽ എവിടെയോ അതൊക്കെ എനിക്ക് ന-ഷ്ടമായി… ഇത്രനാൾ തനിച്ച് ആയത് കൊണ്ടാകും, ഇനി അങ്ങോട്ടും ഒരു തു-ണ വേണമെന്ന് ഇന്നെനിക്ക് തോന്നാറില്ല…. ഞാൻ പറഞ്ഞത് ഡോക്ടർക്ക്‌ മനസ്സിലായി കാണുമെന്ന് കരുതുന്നു…” ട്രാവൽ ഏജൻസിയുടെ മുന്നിലെ വെയ്റ്റിംഗ് ഏരിയയിൽ ബസ്സിനായി കാത്തിരിക്കുമ്പോൾ പെ-യ്തൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു മിഴിയുടെ മനസ്സും…. ഡോക്ടർ ഗൗതം മേനോൻ. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇൗ മ-ഹാനഗരത്തിൽ വന്നിറങ്ങി ഹൃദയാർദ്രയിൽ ജോലിക്ക് കേ-റുമ്പോൾ ആദ്യമായ് കണ്ട മുഖം.. എപ്പോഴൊക്കെയോ ആ കണ്ണുകൾ തന്നെ തേ-ടി എത്തുന്നത് അറിഞ്ഞിരുന്നു. എപ്പോഴോ താനും ഇഷ്ടപ്പെട്ടു തുടങ്ങി. പക്ഷേ അ-ർഹതയില്ലെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കും പോലെ… ഒടുവിൽ ഒ-ഴിഞ്ഞ് മാ-റ്റം ഒരു ശീലമായി… അതിന്റെ ഏറ്റവും അവസാനത്തെ നീ-ക്കമാണ് ഇൗ ജോലി രാ-ജി വെച്ചത് പോലും…. ” നാട്ടിൽ ചെന്നിട്ട് എന്താ പ്ലാൻ… തിരിച്ച് വരുന്നില്ലെന്ന് ഉറപ്പിച്ചോ… ” തിരിച്ച് വരവില്ല. അമ്മയ്ക്ക് വ-യ്യെന്ന് പറഞ്ഞ് ശ്യാമേച്ചി വിളിച്ചത് കൊണ്ട് മാത്രമാണ് ഇപ്പൊ ഇങ്ങനെയൊരു മടക്കം. എന്റെ അച്ഛൻ അ-പമാനിതനായി നിൽക്കേണ്ടി വന്ന, ഹൃദയം പൊ-ട്ടി മ-രിച്ച ആ നാട്ടിൽ ഇനിയും ജീ-വിക്കാൻ വയ്യ. എവിടെ ആയാലും അച്ഛന്റെ ആ-ത്മാവ് ഞങ്ങളുടെ കൂടെ ഉണ്ടാകും… അമ്മയെയും കൂട്ടി ഏതേലും ഒരു നാ-ട്ടിലേക്ക് പോകണം. എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രമായി എവിടേലും… ” ” യാത്ര പറയുന്നില്ല… ഇനി എന്നെങ്കിലും കാണുമെങ്കിൽ ഡോക്ടർക്ക്‌ ഒപ്പം ഒരു പെ-ൺകു-ട്ടി കൂടെ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു…” പതിവ് പുഞ്ചിരി തൂകി മിഴി നടന്നകലുന്നതും നോക്കി ഗൗതം നിന്നു. അടുക്കളയിൽ ഉച്ചക്കത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി നിൽക്കവേ പിന്നിൽ നിന്ന് പു-ണർന്ന കൈകൾ കണ്ടതും സീതയുടെ കണ്ണ് നി-റഞ്ഞ് രണ്ട് തു-ള്ളി ആ കയ്യിലേക്ക് ഇ-റ്റു വീ-ണു… ” പോയി കു-ളിക്ക്‌ പെണ്ണേ, അ-ലഞ്ഞ് തി-രിഞ്ഞ് വന്നാൽ ആ പതിവ് ഒന്നും ഇല്ലാതെ ആയോ…” ” രണ്ട് വർഷങ്ങൾക്ക് ശേഷം മകളെ കാണുന്ന അമ്മ പറയേണ്ട ഡയലോഗ് ആണോ അമ്മേ ഇതൊക്കെ… കെ-ട്ടിപ്പി-ടിച്ച് ഒരു ക-രച്ചിൽ, മുഖം നിറച്ച് ഉ-മ്മ…. ഹോ… എന്തൊക്കെ പ്രതീക്ഷ ആയിരുന്നു… എല്ലാം ന-ശിപ്പിച്ചു…” കുസൃതിയോടുള്ള മിഴിയൂടെ സംസാരം കേട്ടതും കണ്ണ് തു-ടച്ച് സീത അവൾക്ക് അഭിമുഖമായി തിരിഞ്ഞു. ” അതൊന്നും എന്റെ പൊന്നുമോൾക്ക്‌ കിട്ടാത്ത സ്ഥിതിക്ക് അമ്മ വേറൊരു സൂ-ത്രം തരാം…” ച-ട്ടുകത്തിന് നേരെ നീ-ളുന്ന കണ്ണ് കണ്ടതും മിഴി ഓ-ടി. കുസൃതിയും കു-റുമ്പുമായി ഓ-ടി നടക്കുന്ന ആ പഴയ മിഴിയാണ് മുന്നിലെന്ന് തോന്നി സീതയ്ക്ക്‌… ” എന്റമ്മേ…. ഇതെന്തോക്കേയാ… ഇതാർക്ക്‌ ക-ഴിക്കാനാ ഇത്രേം… കു-ളി കഴിഞ്ഞ് എത്തിയ മിഴി മേശപ്പുറത്ത് നിറഞ്ഞിരിക്കുന്ന വിഭവങ്ങൾ കണ്ട് അ-മ്പരന്നു. ” എല്ലാം നിനക്ക് വേണ്ടി മാത്രാ… ശ്യാമയെ വിളിക്കുമ്പോൾ പറയാറില്ലേ അമ്മ ഉണ്ടാക്കുന്ന ഫുഡ് മി-സ്സ് ചെയ്യുന്നു എന്ന്… അതോണ്ട് വ-യറു നിറയെ കഴിച്ചോ…” ” ഞാൻ കണ്ടില്ലെങ്കിലും എന്നെ കാണുന്നുണ്ടായിരുന്നു അല്ലേ ക-ള്ളിയമ്മാ ഇത്രേം ക-ഷ്ട്‌പ്പെട്ട്‌ ഉണ്ടാക്കിയ സ്ഥിതിക്ക് വാ-രി കൂടി താ..” നിറഞ്ഞ സന്തോഷത്തോടെ വർഷങ്ങൾക്ക് ഇപ്പുറം അമ്മ ഉണ്ടാക്കിയ ഫുഡ് കഴിച്ച് അമ്മയുടെ മ-ടിയിൽ കി-ടന്ന് ശാന്തമായ മനസ്സോടെ മിഴി ഉറക്കത്തെ പു-ണർന്നു. കണ്ണ് തുറന്നതും മുന്നിൽ ശ്യാമെച്ചി… വൈകാതെ സന്ദീപ് ഏട്ടനും എത്തി. വിശേഷങ്ങളും പരിഭവങ്ങളും ആയി സംസാരം മുന്നോട്ട് പോകുമ്പോഴാണ് ശ്യാമേച്ചി ആ സ-ത്യം പറഞ്ഞത്… അന്ന് എന്നെ ഇവിടെ നിന്നു പറഞ്ഞ് വി-ട്ടത് അമ്മ പറഞ്ഞിട്ട് ആണെന്ന്…. കേ-ട്ടപ്പോ വി-ശ്വാസം തോന്നിയില്ല… ” ഭർത്താവ് മ-രിച്ച്, സ്വന്തമായി വ-രുമാനം പോലുമില്ലാതേ മറ്റുള്ളവരെ ആ-ശ്രയിക്കേണ്ടി വന്നോരു സ്ത്രീയ്ക്ക് സ്വന്തമായി തീ-രുമാനങ്ങൾ എടുക്കാൻ പോലുമുള്ള സ്വാ-തന്ത്രം ഇന്നുമില്ല മോളെ… അത് കൊണ്ടാണ് അന്ന് മനുവുമായുള്ള വിവാഹത്തിന് നിനക്ക് താൽ-പര്യം ഇ-ല്ലെന്ന് അറിഞ്ഞിട്ടും അമ്മായിക്ക് ബ-ന്ധുക്കളുടെ തീരുമാനത്തിന് ഒപ്പം നിൽക്കേണ്ടി വന്നത്… അമ്മാവൻ നിന്റെ വിവാഹത്തിനായി കരുതിയ പ-ണം നിനക്ക് തരാനും, നിനക്കൊരു ജോലി ശരി ആക്കാൻ എന്നെ ഏൽപ്പിച്ചതും അമ്മായി ആണ്…. കഴിഞ്ഞ രണ്ട് വർഷവും നീ കാ-ണാതെ നിന്നെ കണ്ടിരുന്നു അമ്മായി… നിന്റെ വിശേഷങ്ങൾ എല്ലാം ഞങ്ങളിൽ നിന്ന് അറിഞ്ഞിരുന്നു..” ” സന്ദീപ് ഏട്ടാ… എനിക്കിത് ഒന്നും വി-ശ്വസിക്കാൻ കഴിയുന്നില്ല…” ” വി-ശ്വസിക്കണം… നിന്റെ ചേച്ചിയുടെ കെ-ട്ടിയോൻ പിറ്റേന്ന് തന്നെ തിരിച്ച് പോയത് അമ്മായിയുടെ വക അവന്റെ ക-രണത്ത് ഒന്ന് കി-ട്ടിയത് കൊണ്ടാണ്…. നീ പോയി ഒരു വർഷം മിയ മിക്കവാറും ഇവിടെ തന്നെ ആയിരുന്നു… വീടും സ്ഥലവും ക-ടത്തിൽ ആണെന്ന് മനസ്സിലായപ്പോൾ ആണ് അവൾക്കും അമ്മായി ഒരു ഭാ-രമായത്… അതോടെ അവളും സ്ഥലം വി-ട്ടു… ക-ടവും അമ്മായിയുടെ ഒരു അ-ടവ് മാത്രമായിരുന്നു പിന്നെ സു-ഖമില്ലേന്നു പറഞ്ഞത് നിന്നെ ഇവിടെ വ-രുത്താൻ വേണ്ടി മാത്രമാണ്…” എല്ലാ അർത്ഥത്തിലും മനസ്സിലെ ഭാ-രങ്ങൾ ഒ-ഴിഞ്ഞ് പോകുന്നത് അറിഞ്ഞ് മിഴി. അമ്മയ്ക്ക് സു-ഖമില്ലെന്ന്‌ പറഞ്ഞ് ശ്യാമേച്ചി തിരിച്ച് വിളിച്ചപ്പോ പോലും അമ്മയുടെ അ-കൽച്ച മനസ്സിലൊരു വി-ങ്ങൽ ആയി കി-ടന്നിരുന്നു… ഇപ്പോഴാണ് അമ്മയ്ക്കും ഞാനും എനിക്ക് അമ്മയും മാത്രമായത്‌ മിഴി ഹൃദയം തു-റന്നൊന്നൂ ചിരിച്ചു… അമ്മയെ കണി കണ്ടാണ് ഇൗ ദിനം പുലർന്നത്…. “എന്നെ നോക്കി കി-ടക്കാതെ പോയി കു-ളിച്ചിട്ട് വാ മിഴി… നമുക്ക് ഒരിടം വരെ പോകാനുണ്ട്..” അലമാരയിൽ നിന്നൊരു സാരി എടുത്ത് അവൾക്ക് കൊടുത്ത് സീത തിരിച്ച് പോയി. സാരി ഉ-ടുത്ത് കു-ളിപ്പിന്നൽ ഇ-ട്ട് മു-ടി അ-ഴിച്ചിട്ടു, കണ്ണെഴുതി കുഞ്ഞ് പൊ-ട്ട് വെച്ചതും മിഴിയുടെ ഒരുക്കം തീ-ർന്നു… കുസൃതി ഒ-ളിപ്പിച്ച കണ്ണുകളിൽ പ്രസരിപ്പ് മ-ങ്ങി സ-ങ്കടങ്ങളുടെ ഒരു സാഗരം ഒ-ളിപ്പിച്ച് വെച്ചത് പോലെ തോന്നി…. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു മനുവും… ഋതുക്കൾ മാറി മ-റിഞ്ഞിട്ടും മാറ്റങ്ങൾ ഒന്നുമില്ലാതെ, ഇത്രനാൾ താൻ കാത്തിരുന്നവൾ തനിക്ക് മുന്നിൽ… ” ഞാൻ ചായ എടുക്കാം, മനുവേട്ടൻ ഇരിക്ക്.. കൂടുതൽ സംസാരത്തിനിട നൽകാതിരിക്കാൻ മിഴി അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു. പക്ഷേ പ്രതീക്ഷിച്ചത് പോലെ ആ വിളിയെത്തി…. ” മിഴി…. ഞാൻ… എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്…” ” മിഴി… കഴിഞ്ഞതോക്കെ നമുക്ക് മറക്കാം നിന്നെ കുറിച്ച് അ-പവാദം പ്ര-ചരിപ്പിച്ച മൃദുല പോലും ഇന്ന് നന്നായി ജീവിക്കുന്നു… നിനക്കും വേണ്ടേ ഒരു ജീ-വിതം…?? ” മനുവേട്ടൻ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി… ഇൗ നാട്ടുകാരും നമ്മുടെ ബന്ധുക്കളും എല്ലാം മ-റന്നിരിക്കാം… പക്ഷേ ചങ്ക് ത-കർന്നു എ-ന്റച്ഛൻ പോയത് മ-റക്കാൻ എനിക്ക് ആവില്ല…. നാട്ടുകാരുടെ മുഖത്തെ പു-ച്ഛം മ-റക്കാൻ എനിക്കാവില്ല… അവർ പറഞ്ഞ് പ-രത്തിയ മ-സാല കഥകൾ മ-റക്കാനും എനിക്ക് കഴിയില്ല… മനുവേട്ടന്റെ സ്നേഹം സ-ത്യമായിരുന്നു എങ്കിൽ യാ-ഥാർഥ്യം എന്നോട് ആയിരുന്നു ആദ്യം ചോദിക്കേണ്ടി ഇരുന്നത് വി-ശ്വാസം ത-കർന്നിടത്ത് ബന്ധങ്ങൾക്ക് പിന്നെ വി-ല കാണില്ല…. കുട്ടിക്കാലം മുതൽ ആ കൺമുന്നിൽ വ-ളർന്ന എന്നെ സം-ശയിച്ച ഒരാൾക്കൊപ്പം ജീവിതം പ-ങ്കിടാൻ എനിക്ക് കഴിയില്ല… മനുവേട്ടന് പോകാം…” അമ്മ ചായയുമായ്‌ വരുന്നത് കണ്ടതും മിഴി അടുക്കളയിലേക്ക് നടന്നു. അടുക്കള യിൽ നിന്ന് പുറത്തേക്കുള്ള വാതിൽക്കൽ ചാരി നിന്ന് പുറത്തേക്ക് ക-ണ്ണോടിക്കവെ എന്തിനെന്നറിയാതെ മിഴിയുടെ കണ്ണുകൾ നി-റഞ്ഞു. ഇതായിരുന്നു അച്ഛന്റെ ഇഷ്ടമെന്ന് എനിക്കറിയാം അച്ഛാ. പക്ഷേ ഇനി ഒരിക്കൽ കൂടി ഒരു പ-രീക്ഷണം… അതിനെനിക്ക് വ-യ്യ… ക്ഷമിക്ക്‌ ഇൗ മോളോട്…. ” തന്റെ അച്ഛൻ ഇപ്പൊ സന്തോഷിക്കുന്നുണ്ടാകും ഡോ..” പരിചയമുള്ള ശബ്ദം കേട്ടതും മിഴി ഞെ-ട്ടി തിരിഞ്ഞു. ” ഡോക്ടർ…. ഡോക്ടർ എന്താ ഇവിടെ…?? ” അമ്മയ്ക്കും മോൾക്കും ഒപ്പം ഒരു അമ്മയെയും മകനെയും കൂടെ കൂ-ട്ടാമോ എന്ന് ഇവിടുത്തെ അമ്മയോട് വിളിച്ച് ചോദിച്ചപ്പോ ഇൗ വഴി ഒന്നിറങ്ങാൻ പറഞ്ഞു തൻറെ അമ്മ… കുറച്ച് അധികം ക-ഷ്ടപ്പെട്ടു കണ്ട് പി-ടിച്ച് ഇവിടം വരെ എത്താൻ…” അത് കേട്ടതും ആ മിഴികൾ വി-ടർന്നു…. ” എന്നിട്ട് ഇപ്പൊ അമ്മ എന്ത് പറഞ്ഞു കുസൃതി നിറഞ്ഞ പുഞ്ചിരിക്ക് അപ്പുറം അവളുടെ മിഴികളിൽ ഒരു പ്രണയ സാ-ഗരം തനിക്കായവൾ ഒ-ളിപ്പിച്ച് വെച്ചിട്ടുണ്ടെന്ന് തോന്നി ഗൗതമിന്… ” ഒരു നു-ള്ള് സിന്ദൂരം ഇൗ നെറ്റിയിൽ ചാർത്തി, താലി കെ-ട്ടി സ്വ-ന്തമാക്കിക്കോളാൻ… പറയാതെ ഞാൻ അറിഞ്ഞ എന്റെ പെണ്ണിന് എന്നോടുള്ള പ്രണയത്തെ എന്നും നെ-ഞ്ചോട് ചേർത്ത് പി-ടിച്ചോളാൻ…. അപ്പോ എങ്ങനെയാ… വരുന്നുണ്ടോ എന്റെ കൂടെ, ഇൗ ഗൗതം മേനോന്റെ നല്ല പാ-തിയാവാൻ… അതോ അവസാനം പറഞ്ഞത് പോലെ ഞാൻ മറ്റൊരാളെ ത-പ്പി പി-ടിക്കണോ… അവന്റെ ക-വിളിൽ അ-മരുന്ന അ-ധരങ്ങളുടെ ത-ണുപ്പിൽ അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ പ്രണയത്തെയും, അതിനുള്ളിൽ ഒ-ളിപ്പിച്ച അവളുടെ മറുപടിയും…. വാക പൂത്ത വഴിയേ – 33 എല്ലാം തികഞ്ഞൊരു പെണ്ണിനെ, നിനക്കീ ജന്മത്ത് കിട്ടുമെന്ന് വിചാരിക്കണ്ട… ജീവിതത്തിന്റെ സുരക്ഷിതത്വത്തിൽ മാഞ്ഞു പോയ പേര്… ആ-ദ്യ രാത്രിയിൽ പാലുമായി മുറിയിലേക്ക് കയറി വന്ന ലെച്ചു കണ്ടത് നീയെന്തായാലും ഈ ഫോട്ടോ കൂടി ഒന്ന് നോക്ക്, നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കും വേണ്ട… കഷ്ടിച്ച് ഇരുപത് വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ചെറിയൊരു പെൺകുട്ടി, പേടി കൊണ്ട് വിളറി വെളുത്തിട്ടുണ്ട്… ചില സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കും മറ്റു സമയങ്ങളെക്കാളും ദിവസങ്ങളെക്കാളും പുണ്യവും പവിത്രതയുമുണ്ട്. നബി(സ) പറഞ്ഞു. അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. അതില്‍ പ്രധാനമാണ് ശഅ്ബാനിലെ പതിനഞ്ചാം രാവ്. 'ബറാഅത്ത് രാവ്' അഥവാ മോചനത്തിന്റെ ഈ രാവിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നുണ്ട്. സൂറത്ത് ദുഖാന്‍ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന അനുഗൃഹീത രാവ് (ലൈലത്തുല്‍ മുബാറക) കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്. ബറാഅത്ത് എന്ന പദത്തിനര്‍ഥം 'മോചനം' എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആരാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക(അനുഗൃഹീത രാവ്) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു. ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ച് കൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തുന്നു: അഞ്ച് സിവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്. 1. യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. അല്ലാഹു പറയുന്നു യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും സൂറത്തുല്‍ ദ്ദുഖാന്‍ 4) 2. ബറാഅത്ത് രാവിലെ ആരാധനകള്‍ അതിവിശിഷ്ടമാണ്. നബി (സ)പറയുന്നു. ബറാഅത്ത് രാവില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. ആപത്തുകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ തട്ടിമാറ്റും. 3. ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കും. നബി (സ) പറയുന്നു. കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും. 4. പ്രത്യേകം പാപമോചനം നല്‍കപ്പെടും. നബി (സ)പറയുന്നു. ബറാഅത്ത് രാവില്‍ എല്ലാ മുസ്ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തു കൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍, മനസ്സില്‍ വദ്വേഷവും പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജോത്സ്യന്‍/കൂടോത്രക്കാരന്‍ എന്നിവരാണവര്‍. 5. നബി(സ) തങ്ങള്‍ക്ക് സമുദായത്തിന് ശിപാര്‍ശ പറയാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണിത്. ശഅ്ബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14 ന് മൂന്നില്‍ രണ്ട് അധികാരവും 15 ന് പൂര്‍ണ അധികാരവും നബി(സ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി (സ)ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം. പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്നു ഹജറില്‍ ഹൈതമി (റ)തന്റെ 'ഫതാവല്‍ കുബ്റ'യില്‍ പറയുന്നു. ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്. ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആഇശാ ബീവി(റ)വില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) എന്നോട് ചോദിച്ചു ആഇശാ, ശഅ്ബാന്‍ പതിനഞ്ചിന്റെ മഹത്വം അറിയുമോ? ഞാന്‍ പറഞ്ഞു: എനിക്ക് പറഞ്ഞു തന്നാലും. ഉടനെ നബി(സ) വിശദീകരിച്ചു ഈ വര്‍ഷം ജനിക്കുന്നവരും മരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ആ രാവില്‍ നിശ്ചയിക്കപ്പെടും. മനുഷ്യരുടെ കര്‍മങ്ങള്‍ ആ രാവില്‍ സ്വീകരിക്കപ്പെടും. അവരുടെ ഭക്ഷണങ്ങള്‍ അതില്‍ ഇറങ്ങുകയും ചെയ്യും ബൈഹഖി) ബറാഅത്ത് രാവില്‍ ഇശാഅ് മഗ്രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തേത് അവസാനം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും എന്ന് കരുതിക്കൊണ്ടാണ് പാരായണം ചെയ്യേണ്ടത്. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക എന്നത് എന്തുകൊണ്ടും പ്രസക്തമാണ്. ബറാഅത്ത് രാവ് പരാമര്‍ശിക്കപ്പെടുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അതുകൊണ്ടു തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 'ലാ ഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍' എന്ന ദിക്ര് ബറാഅത്ത് രാവില്‍ കൂടുതലായി ചൊല്ലുന്ന പക്ഷം ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി(റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകുയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക ഇബ്നുമാജ ചുരുക്കത്തില്‍ ബറാഅത്ത് രാവും തുടര്‍ന്ന് വരുന്ന പകലും ആരാധനാകര്‍മങ്ങള്‍ കൊണ്ട് ധന്യമാക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രമാണങ്ങള്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നതാണിവിടെ കാണാന്‍ കഴിയുന്നത്. മിഅ്റാജ് – അത് ത്വാഇഫിലെ ആ ദുആയുടെ ഫലമായിരുന്നു തീര്‍ച്ച മാനസികാരോഗ്യ ത്തിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന വഴികള്‍ ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു? ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. നിയമസഭയില്‍ വടകര എംഎല്‍എ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേരള പോലിസിലെ ക്രിമിനലുകളുടെ വിവരം മുഖ്യമന്ത്രി പുറത്തുവിട്ടത്. ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ മുതൽ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പോലീസ് വരെ ക്രിമിനല്‍ കേസ് പട്ടികയില്‍ ഇടം നേടിയവരിൽ ഉണ്ട്. സംസ്ഥാനത്ത് പോലിസ് അതിക്രമങ്ങളും ജനങ്ങളോട് മോശമായി പെരുമാറുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന പശ്ചാത്തലത്തിലാണ് കെ കെ രമ നിയമസഭയില്‍ ഈ ചോദ്യമുന്നയിച്ചത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 18 പേരെ മാത്രമാണ് സര്‍വീസില്‍നിന്ന് ഇതു വരെ പിരിച്ചുവിട്ടത്. മറ്റുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ക്രിമിനല്‍ കേസില്‍ പ്രതികളായ 691 പേര്‍ക്കെതിരേയാണ് വകുപ്പുതല നടപടികള്‍ സ്വീകരിച്ചത്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. സംസ്ഥാനത്തു കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള 744 പോലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് കെ കെ രമ എംഎല്‍എ പ്രതികരിച്ചു. എല്ലാവിധത്തിലും ഉത്തരവാദിത്തമുള്ള വ്യക്തികളാണ് പോലിസ് ഉദ്യോഗസ്ഥർ. നിര്‍ഭാഗ്യവശാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംസ്ഥാനത്ത് ആശങ്കാജനകമായ വിഷയമായി തുടരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമേ നടപടിയുണ്ടാവൂ എന്നതിനാല്‍ യഥാര്‍ഥ കേസുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും. മിക്ക കേസുകളിലും ആളുകള്‍ പോലിസിനെതിരേ സംസാരിക്കാന്‍ തയ്യാറല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ മുന്‍ പോലിസ് മേധാവിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതും, പോലിസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ്, പെണ്‍കുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പോലിസിന്റെ ക്രൂരത, വാഹനപരിശോധനയുടെ പേരിലുള്ള പോലിസ് അതിക്രമം, സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറല്‍ തുടങ്ങിയ സംഭവങ്ങള്‍ പോലിസ് സേനയെ നാണക്കേടിലേക്ക് നയിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുമായുള്ള മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ അടുപ്പം പുറത്തുവന്നതോടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രിക്ക് താക്കീത് നല്‍കേണ്ട സ്ഥിതിയുണ്ടായി. 2018ല്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പോലിസ് സേനയിലെ 1,129 പേരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരുന്നത്. ഇതില്‍ പലതും ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നതിന്റെ ധാര്‍മികത കോടതികളും വിവിധ ഏജന്‍സികളും ചോദ്യം ചെയ്തിരുന്നു. Next: നാട്ടു വേദി സാംസ്കാരിക നിലയം ലൈബ്രറി ഉൽഘാടനം Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 എല്ലാ ഉപഭോക്താക്കളും തീർച്ചയായു൦ ജിയൊ യിൽ ചേരണം എന്നാലേ ഇവൻമാരൊക്കെ പടിക്കു Anonymous on ഇത് മലയാള സിനിമാ ചരിത്രത്തിൽ ആദ്യം നേട്ടങ്ങൾ ഓരോന്നായി കൊയ്ത് മരക്കാർ November 24, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 തൊടുപുഴയില്‍ വാഹന പരിശോധനക്കിടയില്‍ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പാലാ കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്കബ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവന്‍ സജീവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ പോരിനൊടുവിലാണ് കോലിപ്പട 6 റണ്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 37 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡ്യെ 39 പന്തില്‍ 38 റണ്‍സെടുത്തു …] സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലര്‍ പോരിനൊടുവിലാണ് കോലിപ്പട 6 റണ്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 150 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 143 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആര്‍സിബിക്ക് വേണ്ടി ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 37 പന്തില്‍ 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. മനീഷ് പാണ്ഡ്യെ 39 പന്തില്‍ 38 റണ്‍സെടുത്തു. മൂന്നാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കിയ സിറാജ് ആര്‍സിബിക്ക് അര്‍ഹിക്കുന്ന തുടക്കമാണ് നല്‍കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡ്യെയും ഡേവിഡ് വാര്‍ണറും അനായാസം റണ്‍സ് കണ്ടെത്തിയതോടെ കളിയുടെ ഗതി മാറി. അര്‍ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഡേവിഡ് വാര്‍ണറിനെ കെയില്‍ ജാമിസണ്‍ പുറത്താക്കി. സ്‌കോര്‍ 96. റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആ സമയത്ത് അനായാസ വിജയം സണ്‍റൈസേഴ്‌സിന് സ്വന്തമാക്കാമായിരുന്നു. എന്നാല്‍ ഷഹബാസ് നദീം എറിഞ്ഞ 17-ാമത്തെ ഓവറില്‍ ആര്‍സിബി തിരിച്ചടിച്ചു. ആദ്യ രണ്ട് പന്തുകളില്‍ ജോണി ബെയര്‍സ്‌റ്റോയെയും മനീഷ് പാണ്ഡ്യെയെയും പുറത്താക്കിയ ഷഹബാസ് അവസാന പന്തില്‍ അബ്ദുള്‍ സമദിനെയും കൂടാരം കയറ്റി. ഇതോടെ സണ്‍റൈസേഴ്‌സിന് വിജയിക്കാന്‍ മൂന്നോവറില്‍ 34 റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കില്‍ കഴിഞ്ഞില്ല. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബംഗളൂരുവിനെ ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ മികച്ച രീതിയില്‍ തുടങ്ങി. വിരാട് കൊഹ്‌ലി മികച്ച ഇന്നിംഗ്‌സ് പടത്തുയര്‍ത്താനുള്ള ശ്രമങ്ങളും ആരംഭിക്കുന്നതിനിടെ രണ്ടാം വിക്കറ്റും വീണു. 14 റണ്‍സെടുത്ത ഷഹബാസ് അഹമ്മദ് വീണതോടെ ആര്‍സിബി തകര്‍ച്ച മണത്തു. ഒരുവശത്ത് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ മാക്‌സ്‌വെല്‍ ക്ഷമയോടെ മുന്നേറി. 41 പന്തില്‍ 59 റണ്‍സെടുത്താണ് താരം പുറത്താവുന്നത്. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. സണ്‍റൈസേഴ്‌സിന് വേണ്ടി ജെയ്‌സണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റും റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മാക്‌സവെല്ലിന്റെ അര്‍ധസെഞ്ച്വറിയാണ് ടീമിന് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്. ടെലഗ്രാമില്‍ സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങി; ടെലിഗ്രാം ചാനലുള്ളവർക്ക് വരുമാനമുണ്ടാക്കാം വലിയ ഒരു ഇടവേളയ്ക്കു ശേഷം ടെലിഗ്രാം X ന്റെ അപ്ഡേറ്റ് ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ് വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ കേരള ലോട്ടറി; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പന സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്. സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം. എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷത്തെ അടയാളപ്പെടുത്തുന്നു. 2013-ൽ, സുരക്ഷിത സന്ദേശമയയ്‌ക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ അപ്ലിക്കേഷനായി ഞങ്ങ ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം. എന്നാൽ ഇപ്പോൾ ടെലെഗ്രാമിലെ ഒരു ചെറിയ ട ടെലിഗ്രാംമായി ബന്ധപ്പെട്ട വാർത്തകൾ മലയാളത്തിൽ വായിക്കാം.. അഭിനേതാക്കള്‍ വേണു നാഗവള്ളി ,ബാബു നമ്പൂതിരി ,ബാലൻ കെ നായർ,ശാന്തികൃഷ്ണ,അഞ്ജു (ബേബി അഞ്ജു),കവിയൂർ പൊന്നമ്മ ,പൂജപ്പുര രവി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം പോളണ്ടില്‍ തേനീച്ച ജാഥ, മൊണ്‍സാന്റോക്കെതിരെ ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ് ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017 ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്നും സര്‍ക്കാര്‍. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍മാരോട് നിര്‍ദേശിച്ചു. വ്യാപക പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.നിയമവിരുദ്ധ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍മാര്‍ സഹപ്രവര്‍ത്തകരെ അറിയിക്കണം. കോളജിലെ അധ്യാപകർ സ്വകാര്യ ട്യൂഷനില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു സമര്‍പിക്കണം. ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ റിപ്പോര്‍ട്ട് വിലയിരുത്തി മൂന്നു മാസം കൂടുമ്ബോള്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. പാലക്കാട് നഗരസഭ മന്ദിരത്തിലെ ബിജെപിയുടെ ‘ജയ് ശ്രീ റാം’ ബാനര്‍;പോലീസ് കേസെടുത്തു പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി പ്രവത്തകർ നഗരസഭ കെട്ടിടത്തിന് മുകളിൽ ‘ജയ് ശ്രീറാം’ ബാനര്‍ തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് ടൗണ്‍ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വവും പരാതി നല്‍കിയിരുന്നു. പാലക്കാട് നഗരസഭയില്‍ മിന്നും വിജയത്തിലൂടെ ഭരണത്തുടര്‍ച്ച നേടിയതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ ‘ജയ് ശ്രീറാം’ ബാനര്‍ വിരിച്ചത്.കെട്ടിടത്തിന് മുകളിൽ രണ്ട് ബാനറുകളാണ് തൂക്കിയത്. ഒന്നില്‍ ശിവജിയുടെ ചിത്രവും […] ‘വെൽഫെയർ’ ബന്ധം;മുല്ലപ്പള്ളിയെ തള്ളി കെ സുധാകരൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കണ്ണൂർ എം പി കെ സുധാകരൻ രംഗത്ത്.വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിലാണ് മുല്ലപ്പള്ളിയെ തള്ളിയും വടകര എം പി കെ മുരളീധരനെ പിന്തുണച്ചും സുധാകരൻ രംഗത്ത് എത്തിയത്. ഇന്ന് മതേതര നിലപാടാണ് വെൽഫെയർ പാർട്ടി സ്വീകരിക്കുന്നത്. ആ നിലപാട് ഉള്ളതിനാലാണ് അവർ യുഡിഎഫിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരൻ പറഞ്ഞു. വെൽഫെയർ പാർട്ടി ബന്ധം സംബന്ധിച്ച വിഷയത്തിൽ തന്റേതാണ് അവസാന വാക്കെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ പരോക്ഷമായി വിമർശിക്കാനും […] വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്നും വീണു മരിച്ച സംഭവം;ഫ്ലാറ്റുടമ ഒളിവിലെന്ന് പോലീസ്,അന്വേഷണം ഊർജ്ജിതം കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റുടമയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.ഇയാൾക്കൊപ്പം കുടുംബവും ഒളിവിലെന്നാണ് കൊച്ചി സെൻട്രൽ പോലീസ് പറയുന്നത്.മരണപ്പെട്ട കുമാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഫ്ലാറ്റുടമയായ അഡ്വ. ഇംതിയാസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ പൊലീസ് ഇംതിയാസിനെ അന്വേഷിച്ച് ഫ്ലാറ്റിൽ എത്തിയിരുന്നു. രണ്ടുദിവസമായി ഇവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റിയിൽ നിന്ന് പോലീസിന് ലഭിച്ചത്.അഭിഭാഷകനെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മുൻകൂ‍ർ ജാമ്യത്തിനുളള […] ജീവിച്ചിരിക്കുന്നതും ഫോസിലുകൾ മാത്രം ലഭ്യമായതുമായ ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് ജീനസ് /ˈdʒiːnəs ജനറ എന്നാണ് ബഹുവചനം ജീനസുകളെയും ഇതിനു മുകളിലുള്ള വിഭാഗമായ ഫാമിലികളേയും ജൈവവൈവിദ്ധ്യം സംബന്ധിച്ച പഠനങ്ങൾക്ക് (പ്രധാനമായും ഫോസിലുകളിൽ) ഉപയോഗിക്കാറുണ്ട്.[1] ലാറ്റിൻ ഭാഷയിൽ "കുടുംബം, തരം, ലിംഗം" എന്നീ അർത്ഥ‌ങ്ങളുള്ള ജീനോസ് γένος എന്ന വാക്കിൽ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്.[2][3] ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല. ടാക്സോണമിസ്റ്റുകളാണ് ഏതൊക്കെ സ്പീഷീസുകൾ ഒരു ജീനസ്സിൽ പെടും എന്ന് നിർണ്ണയിക്കുന്നത്. ഇതിനുള്ള നിയമങ്ങൾ വ്യക്തമായി ക്രോഡീകരിച്ചിട്ടില്ലാത്തതിനാൽ പല പണ്ഡിതരും പല രീതിയിലായിരിക്കും ജീനസുകളെ വർഗ്ഗീകരിക്കുന്നത്. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി വിമാന കമ്പനിയായ എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു വിമാന കമ്പനിയായ എമിറേറ്റ്സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം എമിറേറ്റ്സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സില്‍ നിന്ന് പുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം ഇതോടെ 792 ആയി. നേരത്തെ മെയ് 31-ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പുറത്താക്കിയിരുന്നു. പ്രൊബേഷനിലായിരുന്ന ഫസ്റ്റ് ഓഫീസര്‍മാരാണ് ഇപ്പോള്‍ ജോലി നഷ്ടമായ 600 പേരെന്ന് എമിറേറ്റ്സ് വ്യത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്സ് എ 380 വിമാനങ്ങളിലെ ജീവനക്കാരായിരുന്നു ഇവര്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി സാധ്യമായ എല്ലാ സാഹചര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും നിര്‍ഭാഗ്യവശാല്‍, തങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ചില ആളുകളോട് വിട പറയണം എന്ന നിഗമനത്തിലാണെത്തിയതെന്നും വക്താക്കളിലൊരാള്‍ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി ശബരിമല ഇത്തവണത്തെ ഉത്സവം ഉപേക്ഷിച്ചെന്നും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മിഥുനമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വംബോര്‍ഡും തന്ത്രിയുമായി യാതൊരു അഭിപ്രായഭിന്നതയുമില്ല എന്നും, തന്ത്രിയുടെ നിലപാട് പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി. എന്നാല്‍ ചടങ്ങുകളെല്ലാം മുടങ്ങാതെ സാമൂഹിക അകലം പാലിച്ച് എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയും നടത്തുമെന്നും മന്ത്രിയും തന്ത്രിയും വ്യക്തമാക്കി.ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഭക്തരെ ഉടന്‍ പ്രവേശിപ്പിക്കരുതെന്നാണ് തന്ത്രി ആവശ്യപ്പെട്ടത്. ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നു. പിന്നീട് ക്ഷേത്രം തുറക്കണമെന്ന് ബിജെപിയും പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് ശരിയല്ലെന്നും, അപകടകരമാണെന്നും തന്ത്രി പറഞ്ഞത് തന്നെയായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാനത്ത് ക്ഷേത്രങ്ങള്‍ തുറക്കുന്നില്ലെന്ന് പറഞ്ഞാലുള്ള സ്ഥിതി എന്തായേനെ എന്ന് മന്ത്രി ചോദിച്ചു. ഇത് രാഷ്ട്രീയമായി മുതലെടുക്കാന്‍ ഇവിടെ പലരും ശ്രമിച്ചേനെയും പലരും പല പേക്കൂത്തുകളും കാട്ടിക്കൂട്ടിയേനെയെന്നും കടകംപള്ളി പരിഹസിച്ചു. ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ: ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തു. പൊലീസ് ഇതിന് ഒത്താശ നല്‍കി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയതിന്റെ രണ്ടാം ദിനം മുതല്‍ പലരും തന്നെ സന്ദര്‍ശിച്ചു. ഇസ്‌ലാം ഉപേക്ഷിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചു. ശിവശക്തി യോഗ സെന്ററിലുള്ളവരായിരുന്നു കൗണ്‍സിലര്‍മാര്‍. സന്ദര്‍ശകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. ഭര്‍ത്താവ് നിരവധി വിവാഹം കഴിച്ചയാളാണെന്നും പ്രായം കൂടിയയാളാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഇസ്‌ലാം ചീത്ത മതമാണെന്ന് വിശ്വസിപ്പിക്കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ അവര്‍ വിജയിച്ചില്ല. ഇസ്‌ലാം മതത്തെയും അടുപ്പമുള്ളവരെ യും അകറ്റാനുള്ള ശ്രമം വിഫലമായതോടെ കൈയും കാലും കെട്ടിയിട്ട ശേഷം അനുമതി ഇല്ലാതെ വിവാഹം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കല്‍ പോലും മുറിയില്‍ നിന്ന് പുറത്ത് വരാന്‍ അനുവദിച്ചില്ല. എന്നാല്‍ കൗണ്‍സിലര്‍മാരെ എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്കും പൊലീസ് അനുവദിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ അച്ഛനില്‍ നിന്നും സമാനമായ അക്രമം നേരിട്ടു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചതിനും, ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതിനുമായിരുന്നു ഈ അക്രമവും പീഡനവുമെല്ലാം. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കിടപ്പ് മുറിയിലും, എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മുറിക്ക് പുറത്തുമുണ്ടായിരുന്നു. എന്നാല്‍ എന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ പ്രയാസമായിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന (നമസ്‌കാരം) നടത്തുന്നത് നിര്‍ത്തി. ഹലാല്‍ അല്ലാത്ത രീതിയില്‍ തരുന്ന മാംസം കഴിക്കാന്‍ തുടങ്ങി. സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും കാരണം ഇസ്‌ലാം മതം പിന്തുടരുന്നില്ലെന്ന് മാതാപിതാക്കളുടെയും പൊലീസിന്റെയും മറ്റുള്ളവരുടെയും മുന്നില്‍ അഭിനയിക്കേണ്ടി വന്നു. അതുകൊണ്ട് രാത്രിയില്‍ മാത്രമായി പ്രാര്‍ത്ഥന. ചിലപ്പോള്‍ മനസിലും ഒതുങ്ങി. എന്റെ സുരക്ഷയും ചുറ്റുമുള്ളവരെ പ്രീതിപ്പെടുത്തുന്നതിനുമായി കൗണ്‍സിലര്‍മാര്‍ വരുമ്പോള്‍ എതിര്‍ത്തിരുന്നില്ല. എന്നാല്‍ അവരുടെ തീരുമാനം അംഗീകരിച്ചിരുന്നില്ല. ഒരു പേനയോ പേപ്പറോ പോലും ലഭിച്ചിരുന്നില്ല. മഹറായി ലഭിച്ചത് ഉള്‍പ്പടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ അച്ഛന്‍ ഊരി വാങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭരണങ്ങള്‍ ഊരി വാങ്ങുന്നത് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് മനസിലായി. ബി.ജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനും രാഹുല്‍ ഈശ്വറും പല ദിവസങ്ങളില്‍ വീട്ടില്‍ എത്തി. മറ്റ് നേതാക്കളും വീട്ടില്‍ എത്തി. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് പലരും ഭീഷണിപ്പെടുത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, വനിതാ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ കാണുന്നതില്‍ നിന്ന് വിലക്കി. അവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി ബഹളം വെച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി പെടുത്തുകയും വലിച്ചിഴക്കുകയും ചെയ്തു. വീട്ടില്‍ എത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വായിക്കാന്‍ പുസ്തകവും പത്രവും നല്‍കണം എന്ന് പൊലീസിനോടും മാതാപിതാക്കളോടും ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം നിരാകരിച്ചു. വായിക്കുന്നത് മാത്രമല്ല, അക്ഷരങ്ങള്‍ കാണുന്നത് പോലും വിലക്കി. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം വായനയാണെന്ന് കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഭയാനകമായിരുന്നു. ഹോസ്റ്റലിലെ മറ്റ് അന്തേവാസികളോട് ഭീകരവാദി എന്നാണ് പരിചയപ്പെടുത്തിയത്. ഐഎസുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി. കക്കൂസും കുളിമുറിയും ഉപയോഗിക്കുമ്പോള്‍ കതക് അടയ്ക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. ഖുര്‍ആനോ, പ്രാര്‍ത്ഥനക്കുള്ള വസ്ത്രമോ തരാന്‍ തയ്യാറായില്ല. ഹോസ്റ്റലില്‍ താമസിച്ച 156 ദിവസവും ഭയാനകമായിരുന്നു. 2016ന് മുമ്പ് ആര്‍ക്കെങ്കിലും ഇസ്്‌ലാമിക വീഡിയോ അയച്ചിരുന്നോ എന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. പിടികിട്ടാപുള്ളികളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു വൈക്കം ഡി.വൈ.എസ്.പിയുടേത്. സുപ്രിം കോടതിയില്‍ ഹാജരാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ തന്നെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തു. താന്‍ പറയാത്ത കാര്യങ്ങളാണ് കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടു തടങ്കലിലായിരുന്ന സമയത്ത് ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി നല്‍കി. ഇത് തിരിച്ചറിഞ്ഞതോടെ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല. രാഹുല്‍ ഈശ്വര്‍ മൂന്ന് തവണ കാണാന്‍ വന്നു. ഇസ്്‌ലാം മതം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യം രാഹുലിന് ബോധ്യമായി. ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുലിനോട് പറഞ്ഞു. മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടുമെന്ന് അറിയിച്ചു. ഇസ്്‌ലാമിക ആചാര പ്രകാരമാണ് സംസ്‌കാരം നടത്തേണ്ടതെന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണമെന്നും രാഹുല്‍ ഈശ്വറിനോട് അഭ്യര്‍ഥിച്ചു. തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബൈ ല്‍ ഫോണില്‍ പകര്‍ത്തുമ്പോ ള്‍ അച്ഛനും പൊലീസുകാ രും വെറും കാഴ്ചക്കാരായി നോക്കി നിന്നു. അവളിനി വെറും ഹാദിയയല്ല, ഡോക്ടര്‍ ഹാദിയ ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്ന് പറഞ്ഞ സുഗതന്‍ വനിതാ മതിലിന്റെ തലപ്പത്ത് ‘ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്’; കൂടെ നിന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഹാദിയ സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ഹാദിയ കേസ്: സുപ്രീംകോടതി വിധിയില്‍ എതിര്‍പ്പുമായി പിതാവ് അശോകന്‍ ഹാദിയ നാളെ സുപ്രീം കോടതിയില്‍, അര്‍ദ്ധരാത്രിയിലും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി കേരളാ ഹൗസിനു മുന്നില്‍ ഹാദിയയും ഷെഫിന്‍ ജഹാനും കേരളത്തിലേക്ക് യാത്ര തിരിച്ചു ‘ഹാദിയയുടെ മാതാപിതാക്കളെക്കൊണ്ട് ആരൊക്കെയോ പറയിപ്പിക്കുന്നു’; എന്‍.എസ് മാധവന്‍ 1 നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്: 2 ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചു കൊള്ളട്ടെ. ഏഴാം വര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം. 3 അവന്‍ തനിച്ചാണ് വന്നതെങ്കില്‍ തനിച്ചു പൊയ്‌ക്കൊള്ളട്ടെ. 4 ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന് അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്താല്‍ അവളും കുട്ടികളും യജമാനന്റെ വകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം. 5 എന്നാല്‍ ഞാന്‍ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകുന്നില്ല എന്ന് ദാസന്‍ തീര്‍ത്തു പറഞ്ഞാല്‍ 6 യജമാനന്‍ അവനെ ദൈവസമക്ഷം കൊണ്ടു ചെന്ന് കതകിന്റെയോ കട്ടിളയുടെയോ അടുക്കല്‍ നിര്‍ത്തി അവന്റെ കാത് തോലുളി കൊണ്ട് തുളയ്ക്കണം. അവന്‍ എന്നേക്കും അവന്റെ അടിമയായിരിക്കും. 7 ഒരുവന്‍ തന്റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല. 8 എന്നാല്‍, യജമാനന്‍ അവള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്‍ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല. 9 അവന്‍ അവളെ തന്റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം. 10 അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്. 11 ഇവ മൂന്നും അവന്‍ അവള്‍ക്കു നല്‍കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം. 12 മനുഷ്യനെ അടിച്ചു കൊല്ലുന്നവന്‍ വധിക്കപ്പെടണം. 13 എന്നാല്‍, കരുതിക്കൂട്ടിയല്ലാതെ അവന്റെ കൈയാല്‍ അങ്ങനെ സംഭവിക്കാന്‍ ദൈവം ഇടവരുത്തിയാല്‍ അവന് ഓടിയൊളിക്കാന്‍ ഞാന്‍ ഒരു സ്ഥലം നിശ്ചയിക്കും. 14 ഒരുവന്‍ തന്റെ അയല്‍ക്കാരനെ ചതിയില്‍ കൊല്ലാന്‍ ധൈര്യപ്പെടുന്നുവെങ്കില്‍ അവനെ എന്റെ ബലിപീഠത്തിങ്കല്‍ നിന്നുപോലും പിടിച്ചുകൊണ്ടുപോയി വധിക്കണം. 15 പിതാവിനെയോ മാതാവിനെയോ അടിക്കുന്നവന്‍ വധിക്കപ്പെടണം. 16 മനുഷ്യനെ മോഷ്ടിച്ചു വില്‍്ക്കുകയോ തന്റെയടുക്കല്‍ സൂക്ഷിക്കുകയോ ചെയ്യുന്നവന്‍ വധിക്കപ്പെടണം. 17 പിതാവിനെയോ മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം. 18 ആളുകള്‍ തമ്മിലുള്ള കലഹത്തിനിടയില്‍ ഒരുവന്‍ മറ്റൊരുവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിക്കുകയും, ഇടികൊണ്ടവന്‍ മരിച്ചില്ലെങ്കിലും കിടപ്പിലാവുകയും ചെയ്‌തെന്നിരിക്കട്ടെ; 19 പിന്നീട് അവന് എഴുന്നേറ്റ് വടിയുടെ സഹായത്തോടെയെങ്കിലും നടക്കാന്‍ സാധിച്ചാല്‍ ഇടിച്ചവന്‍ ശിക്ഷാര്‍ഹനല്ല; എങ്കിലും അവനു സമയ നഷ്ടത്തിനു പരിഹാരം നല്‍കുകയും പൂര്‍ണസുഖമാകുന്നതു വരെ അവന്റെ കാര്യം ശ്രദ്ധിക്കുകയും വേണം. 20 ഒരുവന്‍ തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ടടിക്കുകയും അടി കൊണ്ടയാള്‍ അവന്റെയടുക്കല്‍തന്നെ വീണു മരിക്കുകയും ചെയ്താല്‍ അവന്‍ ശിക്ഷിക്കപ്പെടണം. 21 എന്നാല്‍, അടികൊണ്ട ആള്‍ ഒന്നോ രണ്ടോ ദിവസംകൂടി ജീവിക്കുന്നെങ്കില്‍ അടിച്ചവന്‍ ശിക്ഷിക്കപ്പെടരുത്. കാരണം, അടിമ അവന്റെ സ്വത്താണ്. 22 ആളുകള്‍ കലഹിക്കുന്നതിനിടയില്‍ ഒരു ഗര്‍ഭിണിക്കു ദേഹോപദ്രവമേല്‍ക്കുകയാല്‍ ഗര്‍ഭച്ഛിദ്രത്തിനിടയാവുകയും, എന്നാല്‍ മറ്റപകടമൊന്നും സംഭവിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അവളുടെ ഭര്‍ത്താവ് ആവശ്യപ്പെടുകയും ന്യായാധിപന്‍മാര്‍ നിശ്ചയിക്കുകയും ചെയ്യുന്ന തുക അവളെ ഉപദ്രവിച്ച ആള്‍ പിഴയായി നല്‍കണം. 23 എന്നാല്‍ മറ്റെന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കില്‍ ജീവനു പകരം ജീവന്‍ കൊടുക്കണം. 24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്. 25 പൊള്ളലിനു പകരം പൊള്ളല്‍. മുറിവിനു പകരം മുറിവ്, പ്രഹരത്തിനു പകരം പ്രഹരം. 26 ഒരുവന്‍ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരം ആ അടിമയ്ക്ക് സ്വാതന്ത്ര്യം നല്‍കണം. 27 ഒരുവന്‍ തന്റെ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു പറിച്ചാല്‍ അതിനു പകരം ആ അടിമയ്ക്കു സ്വാതന്ത്ര്യം നല്‍കണം. 28 ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊലപ്പെടുത്തിയാല്‍, അതിനെ കല്ലെറിഞ്ഞു കൊല്ലണം. ആരും അതിന്റെ മാംസം ഭക്ഷിക്കരുത്; കാളയുടെ ഉടമസ്ഥന്‍ നിരപരാധനായിരിക്കും. 29 എന്നാല്‍, കാള പതിവായി ആളുകളെ കുത്തി മുറിവേല്‍പിക്കുകയും അതിന്റെ ഉടമസ്ഥനെ വിവരമറിയിച്ചിട്ടും അവന്‍ അതിനെ കെട്ടിയിടായ്കയാല്‍ അത് ആരെയെങ്കിലും കുത്തിക്കൊല്ലുകയും ചെയ്താല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലണം; അതിന്റെ ഉടമസ്ഥനും വധിക്കപ്പെടണം. 30 മോചനദ്രവ്യം നിശ്ചയിക്കപ്പെട്ടാല്‍ നിശ്ചയിച്ച തുകകൊടുത്ത് അവന് ജീവന്‍ വീണ്ടെടുക്കാം. 31 കാള ഒരു ബാലനെയോ ബാലികയെയോ കുത്തിമുറിവേല്‍പിച്ചാലും ഇതേ നിയമം ബാധകമാണ്; 32 ദാസനേയോ ദാസിയേയോ കുത്തി മുറിവേല്‍പിക്കുകയാണെങ്കില്‍ അവരുടെ യജമാനന് കാളയുടെ ഉടമസ്ഥന്‍ മുപ്പതു ഷെക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. 33 ഒരുവന്‍ കിണര്‍ തുറന്നിടുകയോ അതു കുഴിച്ചതിനുശേഷം 34 അടയ്ക്കാതിരിക്കുകയോ ചെയ്തതുകൊണ്ട് അതില്‍ കാളയോ കഴുതയോ വീഴാനിടയായാല്‍, കിണറിന്റെ ഉടമസ്ഥന്‍ മ്യഗത്തിന്റെ ഉടമസ്ഥനു നഷ്ട പരിഹാരം ചെയ്യണം. എന്നാല്‍, ചത്ത മൃഗം അവനുള്ളതായിരിക്കും. 35 ഒരുവന്റെ കാള മറ്റൊരുവന്റെ കാളയെ കുത്തിമുറിവേല്‍പിക്കുകയും അതു ചാകുകയും ചെയ്താല്‍, അവര്‍ ജീവനുള്ള കാളയെ വില്‍ക്കുകയും കിട്ടുന്ന പണം പങ്കിട്ടെടുക്കുകയും വേണം; ചത്ത കാളയെയും പങ്കിട്ടെടുക്കണം. 36 എന്നാല്‍, തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും അതിനെ കെട്ടിനിര്‍ത്തുന്നില്ലെങ്കില്‍ അവന്‍ കാളയ്ക്കു പകരം കാളയെ കൊടുക്കണം; ചത്ത കാള അവനുള്ളതായിരിക്കും. അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും വിപണനം നടത്തിയ ഭൂമിയിൽ ഇതുകൂടി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത (Ernakulam- Angamaly Archdiocese) ഭൂമിയിടപാടിൽ (Land Deals) സർക്കാർ റിപ്പോർട്ട് കർദിനാളിന് (Cardinal) അനുകൂലം. ഭൂമിയിടപാടിൽ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അസി. ലാന്‍ഡ് റവന്യൂ കമ്മീഷണർ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും വിപണനം നടത്തിയ ഭൂമിയിൽ ഇതുകൂടി ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കവേ സര്‍ക്കാര്‍ ഭൂമിയുണ്ടോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ തന്നെ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണം തുടങ്ങിയത്. വിൽപന നടത്തിയ ഭൂമിയുടെ മുഴുവൻ രേഖകളും സ്ഥലത്തും പരിശോധന നടത്തിയ ശേഷമാണ് കമ്മീഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നതാണ് ആണ് ഈ റിപ്പോർട്ട് ആരോപണം ഉയർന്ന ഭൂമി ബ്രദേഴ്സ് ഓഫ് റോമന്‍ കാത്തലിക് കമ്യൂണിറ്റിയാണ് സഭയ്ക്ക് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ ഇഡി കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരെ പ്രതികളാക്കിയാണ് അന്വേഷണം. ഭൂമി വിൽപനയിലെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് ആറരകോടി രൂപ നേരത്തെ പിഴയിട്ടിരുന്നു. Also Read- Landslide| കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ; കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ ഭൂമി വിൽപ്പന വിവാദമായതിന് പിറകെ മുംബൈ, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് 4 കോടിരൂപകൂടി സഭയുടെ അക്കൗണ്ടിൽ വന്നു. വിവാദമായ സഭ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. കർദ്ദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഫാദർ ജോഷി പുതുവ, മോൺ സിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ ഭൂമി വാങ്ങിയ കാക്കനാട്ടെ അജാസ് അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഭൂമി വാങ്ങിയവരും കള്ളപ്പണ കേസിൽ പ്രതികളായിട്ടുണ്ട്. ഇടനിലക്കാരെ അടക്കം ഉടൻ ചോദ്യം ചെയ്യുമെന്ന് ഇഡി അധികൃതർ വ്യക്തമാക്കി. ഭൂമി വിൽക്കാൻ ആധാരത്തിൽ വിലകുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സഭയിൽ നിന്ന് ആറര കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിൽപ്പന നടത്തിയ ഭൂമികളിൽ റവന്യു പുറംപോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. കരുണാലയത്തിന് സമീപത്തെ ഭൂമി വിൽപ്പനയിലാണിത്. ഇതിനിടെയാണ് മറ്റൊരു കേന്ദ്ര ഏജൻസികൂടി സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ അന്വേഷണം തുടങ്ങിയത്. അങ്കമാലി അതിരൂപത ഭൂമിയിടപാട്: സർക്കാർ റിപ്പോർട്ട് കർദിനാളിന് അനുകൂലം; സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് Local Body Bypolls സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു Idukki Dam ഇടുക്കി ചെറുതോണി ഡാം തുറന്നു; ഒഴുക്കുന്നത് 40 ഘനയടി വെള്ളം Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും നിയമനങ്ങളും വേണം: KGMOA Accident ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം 'മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ ടീമില്‍ എത്ര സ്ത്രീകളുണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് Veena George കൈക്കൂലിക്കാരനാക്കി പുറത്താക്കാൻ ശ്രമം ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ 'നിലപാടുകളെയും ബോധ്യത്തെയും അവഗണിച്ച് അവർ സൃഷ്‌ടിച്ച ഭയത്തിനു കീഴടങ്ങി ബിനീഷ് കോടിയേരി Sandeep Murder സന്ദീപിന്റെ കൊലപാതകം; വ്യക്തിവിരോധം മാത്രമെന്ന് പ്രതികള്‍; വധഭീഷണിയുള്ളതായി ജിഷ്ണു Coffee കാപ്പി കുടിക്കുമ്പോൾ മലവിസർജനം ചെയ്യാൻ തോന്നുന്നത് എന്തുകൊണ്ടാണ്? ഉത്തരം കണ്ടെത്തി പഠനം Covid 19 മൂന്നു മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; എന്തുകൊണ്ട് കണക്കുകൾ ഉയരുന്നു? വള്ളക്കടവ്, ചപ്പാത്ത് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; ജനങ്ങൾ ദുരിതത്തിൽ Dinto Sunny പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70… കാടിനുള്ളിലെ സുന്ദരിയെ തേടി, മസിനഗുഡി-മോയാര്‍ ഡാം യാത്ര! തമിഴ്നാട് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഈ ഡാം വലിപ്പത്തില്‍ വളരെ ചെറുതാണ്. നീലഗിരി കുന്നുകളില്‍നിന്നെത്തുന്ന കുളിര്‍ക്കാറ്റേറ്റു ആ കാഴ്കളില്‍… എന്നെ സ്വാഗതം ചെയ്തത് മനോഹരമായ റോഡുകളായിരുന്നു ഇരുവശത്തും വളഞ്ഞു കാവിടിപോലെ പോലെ നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളിലൂടെ സൂര്യപ്രകാശം അരിച്ചരിച്ചു റോഡില്‍… കുടചാദ്രി കാണാന്‍ മഴനനഞ്ഞൊരു ബൈക്ക് യാത്ര മുകളിലേക്ക് കയറുംതോറും മേഘങ്ങളിലേക്ക് ജീപ്പില്‍ യാത്രചെയ്യുന്നപ്രതീതി. വീതികുറഞ്ഞ റോഡിന്‍റെ ഇടതുവശം അഗാധമായ കൊക്കയാണ്. വശങ്ങളില്‍ ഭംഗിയോടെ നില്‍ക്കുന്ന വൃക്ഷങ്ങള്‍ കോടമഞ്ഞിന്റെ… വാല്‍പാറ ചുരം കയറി കാഴ്ചകളുടെ പറുദീസയില്‍.. സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | പെരുമ്പാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയിറക്കിയ ചേലാമറ്റം പാടശേഖര സമിതി ഇത്തവണ കണ്ണീരും കൈയുമായാണ് വിളവെടുത്തത്. പ്ര പെരുമ്പാവൂർ: ഇലകളുടെ ഹരിതകം കാർന്നുതിന്നുന്ന പട്ടാളപ്പുഴുവിന്റെ സാന്നിദ്ധ്യം ഒക്കൽ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ രൂക്ഷമായി. പെരുമറ്റം, വല്ലം, ചേലാമറ്റം ഈസ്റ്റ്, ഒക്കൽ, കൂടാലപ്പാട് പ്രദേശങ്ങളിലാണ് പുഴു ആക്രമണം വിതയ്ക്കുന്നത്. പയർ, കപ്പ, വാഴ കൃഷികൾക്കാണ് കൂടുതൽ നാശം. പെരുമ്പാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയിറക്കിയ ചേലാമറ്റം പാടശേഖര സമിതി ഇത്തവണ കണ്ണീരും കൈയുമായാണ് വിളവെടുത്തത്. പ്രളയത്തെത്തുടർന്ന് ആറു ദിവസം വയൽ മുങ്ങിക്കിടക്കുകയായിരുന്നു. വെള്ളം ഇറങ്ങിപ്പോയതോടെ പുഴുവിന്റെ ആക്രമണം തുടങ്ങി. കഴിഞ്ഞ കൊല്ലം രണ്ടര ടൺ നെല്ല് വിറ്റഴിച്ച സമിതി സെക്രട്ടറി വിൽസണ് ഇക്കുറി ലഭിച്ചത് 7,501 കിലോ നെല്ല് മാത്രം. മെഷീൻ ഉപയോഗിച്ച് കൊയ്ത്ത് നടത്താൻ മണിക്കൂറിന് 2,350 രൂപയാണ് ചെലവ്. കൂലിച്ചെലവു പോലും ആർക്കും ലഭിച്ചില്ലെന്ന് വിൽസൺ പറയുന്നു. വൈയ്‌ക്കോലും ചീഞ്ഞ് ഉപയോഗശൂന്യമായി. ഇൻഷുറൻസ് തുക പോലും ഇതുവരെ സമിതിക്ക് ലഭിച്ചില്ല. പരമ്പരാഗത കർഷകനായ ചേലാമറ്റം തേയ്ക്കാനം ടോമിക്കും പുഴുവിന്റെ ആക്രമണത്തിൽ വൻനഷ്ടം ഉണ്ടായി. ഒരു പറ വിതച്ച ടോമിക്ക് രണ്ട് പറനെല്ലു പോലും കിട്ടിയില്ല. 45 സെന്റ് സ്ഥലത്ത് പയർ കൃഷി ചെയ്തു. ഒന്നും കിട്ടിയില്ല. എല്ലാം പുഴയും പുഴുവും കൊണ്ടുപോയി. മഞ്ഞൾ കൃഷി പോലും പട്ടാളപ്പുഴുവിന്റെ ആക്രമണത്തിനിരയായെന്ന് ടോമി ചൂണ്ടിക്കാട്ടി. രാത്രിയിലാണ് പുഴു പുറത്തുവന്ന് ഇല കരളുന്നത്. പകൽ ഇവയെ കാണാത്തതിനാൽ പക്ഷികൾക്ക് ഇവയെ ഭക്ഷിച്ച് കർഷകരെ സഹായിക്കാനാകില്ല. പല മരുന്നുകളും പരീക്ഷിച്ചിട്ടും പുഴുവിനെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് കർഷകർ ആശങ്കപ്പെടുന്നു. എം.ജി. യൂണിവേഴ്‌സിറ്റി നീന്തൽ ചാമ്പ്യൻഷിപ്പ് നാളെ കോതമംഗലം എം.ജി. യൂണിവേഴ്‌സിറ്റി അക്വാട്ടിക് ചാമ്പ്യൻഷിപ്പ്-21 എം.എ. കോളേജിൽ 8 ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല; സമരം തുടരും കര്‍ഷകര്‍ ഒന്നു വരുമ്പോൾ തൊട്ടു മുമ്പത്തേത് മറക്കുന്നു; കൃഷിനാശ നഷ്ടപരിഹാരം കിട്ടാത്തവർ 76 ശതമാനം കാടിറങ്ങി വന്യമൃഗങ്ങള്‍, പെരുവണ്ണാമൂഴിയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും: പ്രതിഷേധം അവസാനിപ്പിച്ചു വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. എം.ജി. യൂണിവേഴ്‌സിറ്റി നീന്തൽ ചാമ്പ്യൻഷിപ്പ് നാളെ ആംഗ്ലോ ഇന്ത്യൻ അസോ. അവാർഡുകൾ നൽകി അയ്യപ്പഭക്തർക്ക്‌ വിശ്രമകേന്ദ്രമാണ് ഈ മസ്ജിദുൽ മർഹമ സവിശേഷതകൾ: എൽഇഡി ഇന്റലിജന്റ് ഡിസ്പ്ലേ, ഇന്റലിജന്റ് താപനില അളക്കൽ, ബൗൺസ് ഓപ്പൺ കവർ, ദീർഘകാല ഇൻസുലേഷൻ, ഒരു ബട്ടൺ ഓപ്പൺ, റ round ണ്ട് കപ്പ് വായ, ആന്റി-സ്‌കിഡ് കോസ്റ്റർ. ഇതൊരു തമാശയാണെന്ന് കരുതരുത്. വാസ്തവത്തിൽ, ഈ വാക്കിൽ രണ്ട് അർത്ഥങ്ങളുണ്ട്: ഒരു വശത്ത് അത് ശക്തവും മറുവശത്ത് സുരക്ഷയുമാണ്. വന്യമായ അന്തരീക്ഷം കഠിനമാണ്, പാലുണ്ണി ഒഴിവാക്കാൻ പ്രയാസമാണ്. കെറ്റിൽ വേണ്ടത്ര ശക്തമല്ലെങ്കിൽ, അനന്തരഫലങ്ങൾ സങ്കൽപ്പിക്കാൻ കഴിയും. അതുപോലെ, അതിന്റെ തുറക്കൽ കർശനമായി അടച്ചിട്ടില്ലെങ്കിൽ, കാട്ടിലെ വിലയേറിയ കുടിവെള്ളം നഷ്ടപ്പെടുക മാത്രമല്ല, അത് വഹിക്കുന്ന വസ്ത്രങ്ങൾ, ഉപകരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയും നനച്ചേക്കാം. ഭക്ഷണവും വസ്ത്രവും പോലുള്ള പ്രധാനപ്പെട്ട ഇനങ്ങൾ‌ കൊല്ലപ്പെടുകയാണെങ്കിൽ‌, നിങ്ങൾ‌ ചില തീവ്ര പരിതസ്ഥിതികളിൽ‌ കൊല്ലപ്പെട്ടേക്കാം. Ors ട്ട്‌ഡോർ, ചിലപ്പോൾ സൈക്കിളിലും ചിലപ്പോൾ പാറ മതിലുകളിലും വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. ഇത് വാട്ടർ ബോട്ടിലുകളുടെ പോർട്ടബിലിറ്റിയുടെ ആവശ്യകതകൾ മുന്നോട്ട് വയ്ക്കുന്നു. വാട്ടർ ബാഗുകൾ, ലെതർ കെറ്റിലുകൾ എന്നിവ പോലുള്ള സോഫ്റ്റ് മെറ്റീരിയലുകളിൽ നിർമ്മിച്ച ചില പാത്രങ്ങൾക്ക് മാറ്റാനാകാത്തതിന്റെ ഗുണം ഉണ്ട്. അവയുടെ അളവും രൂപവും ആവശ്യാനുസരണം മാറ്റാൻ കഴിയും. നിങ്ങളുടെ അമിതഭാരമുള്ള ബാക്ക്‌പാക്കിന്റെ സുവിശേഷമാണിത്. 3. പ്രത്യേക ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തത് പ്രത്യേക ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തത്, Environment ട്ട്‌ഡോർ പരിതസ്ഥിതിയിൽ വലിയ വ്യത്യാസമുണ്ട്, കൂടാതെ നിരവധി തരം do ട്ട്‌ഡോർ സ്‌പോർട്‌സുകളും ഉണ്ട്. ചില സാഹചര്യങ്ങളിൽ, പൊതുവായ പ്രവർത്തനങ്ങൾക്ക് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. ഒരു കൈ മാത്രം കുടിക്കാൻ ഉപയോഗിക്കാവുന്ന സാഹചര്യങ്ങളിൽ, ഒരു കൈകൊണ്ടോ പല്ലുകൾകൊണ്ടോ തുറക്കാനും അടയ്ക്കാനും കഴിയുന്ന ഒരു കുപ്പി വായ പ്രത്യേകിച്ചും പ്രധാനമാണ്. ധാരാളം ആളുകൾ ഉള്ളപ്പോൾ, ക്യാമ്പിംഗിന്റെയും പിക്നിക്കിന്റെയും ആവശ്യകത, ഒരു മടക്കാവുന്ന കുപ്പി ബക്കറ്റ് ജലത്തിനായി ക്യാമ്പിന്റെ ആവശ്യങ്ങൾ ഫലപ്രദമായി നിറവേറ്റും. ഉയർന്ന ഉയരത്തിലോ ധ്രുവപ്രദേശങ്ങളിലോ പോലുള്ള കഠിനമായ സാഹചര്യങ്ങളിൽ, നിങ്ങളുടെ വെള്ളം മരവിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്ന ഇൻസുലേറ്റഡ് കെറ്റിൽ നിങ്ങൾക്ക് ഒരു വിഷമവും നൽകില്ല. മുമ്പത്തെ: Do ട്ട്‌ഡോർ ഇൻസുലേറ്റഡ് വാക്വം ഡ്രിങ്കിംഗ് ബിയർ കോക്ക്‌ടെയിൽ വൈൻ ഗ്ലാസ് ബാംബൂ ഷെൽ സ്റ്റെയിൻ‌ലെസ് സ്റ്റീൽ കപ്പ് Petrol Price Hike രാജ്യത്തെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല ഇന്ധനവിലയെ ന്യായീകരിച്ച് യുപി മന്ത്രി Petrol Price Hike രാജ്യത്തെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല ഇന്ധനവിലയെ ന്യായീകരിച്ച് യുപി മന്ത്രി വാഹനങ്ങൾ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് പെട്രോളിനെ ആശ്രയിക്കുന്നതെന്ന് മന്ത്രി രാജ്യത്ത് വർധിച്ചു വരുന്ന ഇന്ധനവിലയെ (Fuel Price Hike)ന്യായീകരിച്ച് ഉത്തർപ്രദേശ് മന്ത്രി Uttar Pradesh minister)ഉപേന്ദ്ര തിവാരി(Upendra Tiwari 95 ശതമാനം പേർക്കും പെട്രോൾ (Petrol )ആവശ്യമില്ലെന്നും നാല് ചക്രവാഹനം(four-wheelers) ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇന്ധനം ആവശ്യമുള്ളൂവെന്നുമാണ് മന്ത്രിയുടെ പരാമർശം. "കോടിക്കണക്കിന് ജനങ്ങൾക്ക് സർക്കാർ സൗജന്യമായി കോവിഡ് വാക്സിൻ നൽകി. ഓരോ വീടുകൾ കയറി ഇറങ്ങി മരുന്ന് വിതരണം ചെയ്യുകയും കോവിഡ് ചികിത്സ സൗജന്യമാക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ യുപിയിൽ ഇന്ധനവില അധികം വർധിപ്പിച്ചിട്ടില്ലെന്ന് മനസ്സിലാകും ഉപേന്ദ്ര തിവാരി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ധനവില അധികം ഉയർത്തിയിട്ടില്ലെന്നും പ്രതിശീർഷ വരുമാനവുമായി താരതമ്യം ചെയ്താൽ പെട്രോളിന്റേയും ഡീസലിന്റേയും വില വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. 2014-നു മുമ്പുള്ള സ്ഥിതിവിവരക്കണക്കുകളുമായി താരതമ്യം ചെയ്താൽ, യോഗി-മോദി സർക്കാരിന്റെ കാലത്ത് ആളോഹരി വരുമാനം ഇരട്ടിയായി. ഇന്ധനവില വർധനയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ വിമർശനം തള്ളിക്കളഞ്ഞ മന്ത്രി ജനങ്ങൾക്ക് പെട്രോൾ, ഡീസൽ, വൈദ്യുതി എന്നിവയുടെ വിതരണം ഈ സർക്കാർ ഉറപ്പു വരുത്തിയെന്നും കൂട്ടിച്ചേർത്തു. Also Read-ഒരു കുറവുമില്ല, പിന്നെയും കൂടി; രാജ്യത്ത് പെട്രോൾ ഡീസൽ വില കുതിക്കുന്നു Petrol Price Hike രാജ്യത്തെ 95 ശതമാനം ആളുകൾക്കും പെട്രോൾ ആവശ്യമില്ല ഇന്ധനവിലയെ ന്യായീകരിച്ച് യുപി മന്ത്രി ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ Online Ganja Smuggling ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ CAIT കഞ്ചാവ് പിടികൂടിയ സംഭവം; ആമസോണിനെതിരെ നടപടി വേണമെന്ന് വ്യാപാരികൾ Tripura Civic Polls ത്രിപുര തൂത്തുവാരി ബിജെപി; ഒരുതരി മാത്രം സിപിഎം; നിലംപറ്റി തൃണമൂൽ ഒമ്പത് വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാന്‍ അനുമതി നല്‍കി കോടതി Mann Ki Baat| അധികാരമല്ല, ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യം; മൻ കീ ബാത്തിൽ പ്രധാനമന്ത്രി Omicron ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം; ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി. Farmers Protest: തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി വെച്ചു Whistle Stuck| ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു Poverty Index കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം! ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ Omicron| ഒമിക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക Sowbhagya Venkitesh സൗഭാഗ്യ അമ്മയായി; മുത്തശ്ശിയായ സന്തോഷം അറിയിച്ച് താരാ കല്യാൺ Online Ganja Smuggling ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ Navya Nair ഭർത്താവ് എവിടെ എന്ന് നവ്യയോട് ചോദിച്ചവർക്കുള്ള ഉത്തരമിതാ; ഈ ചിത്രങ്ങൾ മറുപടി പറയും YouTube മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി? YouTube മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി? മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയിൽ ഫിറോസ് ചുട്ടിപ്പാറ പറയുന്നു സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്ത പാചക പരീക്ഷങ്ങളുമായി ശ്രദ്ധേയേനായ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ (Firoz Chuttipapra) അടുത്തിടെ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ (Pea cock) കറിവയ്ക്കാന്‍ ദുബായിലേക്ക് (Dubai) പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതേത്തുടർന്ന് ഫിറോസിന്റെ പുതിയ വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്. ദേശീയത ഉയര്‍ത്തി ഫിറോസിനെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. ഏതായാലും മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പോയ ഫിറോസ് ചുട്ടിപ്പാറ തീരുമാനം മാറ്റിയിരിക്കുന്നു. മയിലിന് പകരം കോഴിയെ കറിവെക്കുന്നതാണ് ഫിറോസിന്‍റെ പുതിയ വീഡിയോ. മയിലിനെ ഒരു പാലസിന് കൈമാറിയെന്നും ഫിറോസ് വ്യക്തമാക്കുന്നു. മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയിൽ ഫിറോസ് ചുട്ടിപ്പാറ പറയുന്നു മയിലിനെ ആരെങ്കിലും കറിവെക്കുമോ? മനുഷ്യൻ ആരെങ്കിലും ചെയ്യുമോ അങ്ങനെയൊരു കാര്യം. എത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മൾ ഒരിക്കലും ചെയ്യില്ല, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വെക്കുന്നു ഫിറോസ് വ്യക്തമാക്കുന്നു. 20000 രൂപയോളം കൊടുത്താണ് ഫിറോസ് കറിവെക്കാനായി മയിലിനെ വാങ്ങിയത്. ഇതിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് ഫിറോസ് ചുട്ടിപ്പാറ നേരിട്ടത്. ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ ചുവടെ 'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്' എന്നായിരുന്നു ഒരു കമന്റ്. 'വിശ്വാസം മാറ്റി നിര്‍ത്തി തന്നെ പറയാം നിങ്ങള്‍ കഴിക്കാന്‍ പറ്റുന്നതും ചിലര്‍ക്ക് പറ്റാതതും ആയ പല ജീവികളേയും പാകം ചെയ്യുന്ന വീഡിയോ കണ്ടു പക്ഷേ ഇതുവരെ പന്നിയെ എന്താ വെച്ചു കഴിക്കാഞ്ഞത് എന്ന് ആരും ചോദിച്ചില്ല പക്ഷേ മയില്‍ ഇറച്ചിയ്ക്ക് വേണ്ടി മാത്രം ദുബായില്‍ പോകുന്ന പോസ്റ്റ് ഇട്ടതിനോട് യോജിക്കാന്‍ കഴിയില്ല ഇവിടെ മതം അല്ല ദേശീയതയാണ് വികാരം താങ്കളുടെ ഇനിയുള്ള വീഡിയോ കാണുന്നതിന് താല്‍പ്പര്യം ഇല്ല' എന്നായിരുന്നു ഒരു കമന്റ്. 'ഫിറോസ് നിങ്ങള്‍ എവിടെ പോയാലും ഒരു ഇന്ത്യന്‍ ആണെന്ന് മറക്കരുത് ഇത് പാടില്ല ചെയ്യരുത് ചെയ്താല്‍ ദുഖിക്കേണ്ടി വരും' എന്നായിരുന്നു ഒരു കമന്റ്. YouTube മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പറന്ന വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി? പീഡനക്കേസില്‍ സിപിഎം നേതാവിനെതിരെ പരാതി നല്‍കിയ പ്രവര്‍ത്തകയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു ISRO ചാരക്കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Drowning ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Omicron| ഒമിക്രോൺ 12 രാജ്യങ്ങളിൽ; ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക Sowbhagya Venkitesh സൗഭാഗ്യ അമ്മയായി; മുത്തശ്ശിയായ സന്തോഷം അറിയിച്ച് താരാ കല്യാൺ Online Ganja Smuggling ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി കഞ്ചാവ് കടത്തിയ കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ Navya Nair ഭർത്താവ് എവിടെ എന്ന് നവ്യയോട് ചോദിച്ചവർക്കുള്ള ഉത്തരമിതാ; ഈ ചിത്രങ്ങൾ മറുപടി പറയും Gold Price Today| ഇന്ന് പവന് 80 രൂപ കൂടി; ഒരു പവൻ സ്വർണത്തിന്റെ വില അറിയാം അമേരിക്കയിൽ ക്രിസ്‌മസ്‌ പരേഡിലേക്ക്‌ കാർ ഇടിച്ചുകയറി; അഞ്ച്‌ മരണം, 40ൽ അധികം പേർക്ക്‌ പരിക്ക്‌ World Deshabhimani വാഷിങ്‌ടൺ അമേരിക്കയിലെ വിസ്‌കോൺസിനിൽ ക്രിസ്‌മസ്‌ പരേഡിനിടയിലേക്ക്‌ കാർ ഇടിച്ചുകയറിയ സംഭവത്തിൽ അഞ്ച്‌ പേർ കൊല്ലപ്പെട്ടു. നാൽപതിലേറെ പേർക്ക്‌ പരിക്ക്‌. ഞാറാഴ്‌ച… ദുരിതത്തിൻ്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം – ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Home/News/ദുരിതത്തിൻ്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ? ദുരിതത്തിൻ്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ? ദുരിതത്തിന്റെ ആഘാതം നേരിടുന്ന കുട്ടികളെ എന്തുചെയ്യണം ഇതര ജീവിവർഗ്ഗങ്ങളുടെ കുഞ്ഞുങ്ങളെ അപേക്ഷിച്ചു് മനുഷ്യ ശിശുക്കൾ ദുര്ബലരാണ്‌.ഒരു കുട്ടി സങ്കീർണ്ണമായ കാര്യങ്ങൾ ചെയ്യാനുള്ള കഴിവുള്ള ആളായി തീരുന്നതിന് മനുഷ്യ സമൂഹത്തിന്റെ നീണ്ട വർഷത്തെ കരുതലുകൾ ആവശ്യമുണ്ട്.എന്നാൽ മറ്റ് ജീവികളുടെ അതിജീവനത്തിന് സഹായിക്കുന്ന സ്വാഭാവികമായ പെരുമാറ്റ മാതൃകകൾ ജന്മസിദ്ധമാണ്. മനുഷ്യ ശിശുവിലാകട്ടെ അവൾ സമൂഹത്തോട് ഇണങ്ങിച്ചേരുന്നത് പ്രധാനമായും അറിഞ്ഞറിഞ്ഞു മുന്നേറിയാണ്.പരിണാമം മനുഷ്യന്റെ ശൈശവ ബാല്യത്തിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചു. അമിതമായി സംരക്ഷിക്കപ്പെടുന്ന കുട്ടികളാണ് നമ്മുടേത്.പരിസരത്തിന്റെ സ്വാധീനത്തിലൂടെയാണ് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെയും പേശികളുടെയും അന്ത:സ്രാവ വ്യവസ്ഥയുടെയും വളർച്ച സംഭവിക്കുന്നത്. അതിനാൽ അപ്രതീക്ഷിതമായുണ്ടാകുന്ന ദുരിതങ്ങൾ കൂട്ടികളുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസത്തെ പ്രതികൂലമായി ബാധിക്കും.കൂട്ടികൾ പരിസരവുമായുള്ള പ്രതിപ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കുന്ന ശേഷികൾ ദുദ്രഗതിയിൽ നടക്കുന്നത് ശൈശവത്തിലാണ്.ആ സമയത്തു് ശരിയായ അനുഭവങ്ങൾ ശരിയായ രീതിയിൽ ലഭിക്കേണ്ടതുണ്ട്. ചുറ്റുപാടുകളിൽ നിന്ന് വിവരങ്ങൾ പാകപ്പെടുത്തിയെടുത്താണ് മഷ്തിഷ്‌കം സാമാന്യ ബോധവും അതിജീവന ശേഷിയും വികസിപ്പിച്ചെടുക്കുന്നത്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം വേഗത്തിൽ നടക്കുന്ന സമയമായ ശൈശവത്തിലും കുട്ടിക്കാലത്തിന്റെ പ്രാരംഭഘട്ടത്തിലും ഏല്ക്കുന്ന ആഘാതങ്ങൾ അവരുടെ മനസ്സിന്റെ സ്വാഭാവികമായ വളർച്ച തടസ്സപ്പെടുത്തും. അത് അവരുടെ വ്യക്തിത്വത്തെ മുരടിപ്പിക്കും. അതിജീവന ശേഷിയെ ദുർബലമാകും. അതിനാൽ ദുരിതമനുഭവിച്ച മുതിർന്നവരെ പരിഗണിക്കുന്ന രീതിയിൽ കുട്ടികളെ സമീപിക്കരുത്. ദുരിതത്തെ തുടർന്ന് മനോവ്യഥ അനുഭവിക്കുന്ന കുട്ടികൾക്ക് മുതിർന്നവരെ പോലെ തങ്ങളുടെ പ്രയാസങ്ങൾ, അവസ്ഥകൾ ഒക്കെ വിശദീകരിക്കാൻ കഴിയണമെന്നില്ല. അവരുടെ നൊമ്പരങ്ങളും ചിന്തകളും വെളിപ്പെടുത്താൻ തന്നെ അവർ അശക്തരായിരിക്കും.എല്ലാം നഷ്ടപെട്ടവരാണവർ. അതിനാൽ ശാസ്ത്രീയമായ അറിവുകളെ അടിസ്ഥാനപ്പെടുത്തി സൂഷ്മനിരീക്ഷണം നടത്തി നമുക്ക് മുന്നോട്ട് പോകേണ്ടിവരും.അത് വളരെ ശ്രമകരമാണ്. ജാഗ്രതയോടെ ചെയ്യേണ്ടതാണ്. ഗുരുതരമായ ശാരീരിക മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പ് വരുത്തണം.മനോരോഗം ഉണ്ടാകുന്നതിന് ജീവശാസ്ത്രപരമായ സാധ്യതകൾ കൂടുതലുള്ള കുട്ടികൾ ദുരിതങ്ങൾക്ക് വിധേയരാകുമ്പോൾ അവരുടെ അവസ്ഥ അതില്ലാത്ത മറ്റുകുട്ടികളേക്കാൾ ഭീകരമായിരിക്കും.ജാഗ്രതയോടെ നമുക്ക് അവരെ വേർതിരിച്ചറിയാൻ കഴിയും. പ്രത്യേകം ശ്രദ്ധിക്കേണ്ട ചില ശാരീരിക മാനസിക ലക്ഷണങ്ങൾ…… വയറുവേദന, ഛർദി, വയറിളക്കം, തളർച്ച, തലചുറ്റൽ, കൈകൾ വിറയൽ, വേദന, മനംപുരട്ടൽ,ഭക്ഷണത്തിനോട് വിരക്തി,എന്നിവ ഉണ്ടോ എന്ന് അറിയാൻ ശ്രമിക്കുക. അകാരണമായ വ്യാകുലതകൾ,സംഘർഷം ,പ്രത്യേയ്ക വസ്തുക്കളോടുള്ള ഭയം -സാമൂഹ്യ ഇടപെഴകലിനോടുള്ള ഭയം,ഇരുട്ടിനോടുള്ള ഭയം,അടച്ചിട്ട സ്ഥലങ്ങളോടുള്ള ഭീതി എന്നിവ. ഉറക്കത്തിൽ തുടർച്ചയായി ദുസ്വപ്നങ്ങൾ കണ്ട് നിലവിളിക്കുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. അവർക്ക് ഉറക്ക അസ്വസ്ഥ രോഗം (sleep terror disorder)ഉണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളിൽ ഭയം, വിരക്തി, സ്കൂളിൽ പോകാൻ മടി. വിഷാദം,ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കാൻ പേടി,തന്റെയും മറ്റുള്ളവരുടെയും സുരക്ഷയെപ്പറ്റി എപ്പോഴും ആധി തുടങ്ങിയ പ്രശ്‍നങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. മനോരോഗവിദഗ്‌ദ്ധർ,മനഃശാസ്ത്രജ്ഞർ, ശിശുരോഗ വിദഗ്ധർ,സാമൂഹ്യപ്രവർത്തകർ, അധ്യാപകർ എന്നിവരടങ്ങുന്ന ഒരു സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് നമുക്ക് ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയുക. കുട്ടികളുടെ പ്രകൃതത്തെ – അവരുടെ വളർച്ചയെക്കുറിച്ചുള്ള ശാസ്‌ത്രീയ ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ചില വിവരങ്ങൾ ഇവിടെ കുറിക്കുകയാണ് .കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുഴുകുന്നവർക്ക് അത് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികൾക്ക് സങ്കടവും സന്തോഷവും ഉണ്ടാകുന്ന പ്രവൃത്തികൾ നാം നീരീക്ഷിക്കണം.നിങ്ങൾ ഇടപെഴകുന്ന കുട്ടികളുടെ പ്രതികരണത്തിന്റെ വ്യത്യാസങ്ങൾ അനുസരിച്ചു് നിങ്ങളുടെ സമീപനം അവർക്ക് രുചിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കി അതനുസരിച്ചു നിങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ കഴിയണം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയിൽ നാം അവരോട് പെരുമാറാൻ ബോധപൂർവം ശ്രമിക്കുക. കളികളും, പാട്ടുകളും, ചൊല്ലുകളും, കഥകളും, ചിത്രങ്ങളുമായി നടത്തുന്ന പ്രവർത്തനങ്ങൾ നമുക്ക് അത്യാവശ്യമാണ്.മാജിക്കും വേണം. ചാട്ടങ്ങളിലുടെയും നൃത്തങ്ങളിലൂടെയും കുട്ടികൾക്ക് ചടുലത കണ്ടെത്താൻ കഴിയും.കളികളും കൂട്ടായ്മകളുമെല്ലാം കായികവും മാനസികവുമായ രൂപങ്ങളാണ്.അതിലൂടെ ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും കൂട്ടിയിണക്കിയാണ് കുട്ടികൾക്ക് നിലവിലുള്ള പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുകയുള്ളു.കുട്ടികളുടെ വികാസം എന്നത് അവരുടെ പേശികളുടെയും ന്യൂറോണുകളുടെയും വികാസമാണ്.അതാകട്ടെ സമൂഹവുമായുള്ള പ്രതിപ്രവർത്തനത്തിലൂടെ ആർജ്ജിച്ചെടുക്കുന്നതാണ്.കുട്ടികളെല്ലാം ഒത്തുചേരുകയും സംവദിക്കുകയും കളികളിൽ ഏർപ്പെടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പൊതു ഇടങ്ങൾ നാം സൃഷ്ടിച്ചെടുക്കണം.ആ അന്തരീക്ഷം ചലനാത്മമായിരിക്കണം. സാമൂഹ്യമായ ചുറ്റുപാടുകളിൽ കുട്ടികളുമായി അടുപ്പമുള്ളവർ സംസാരിക്കുന്ന രീതിയാണ് നല്ല സമീപനം. മെച്ചപ്പെട്ട സാമൂഹ്യാനുഭവം സൃഷ്ടിക്കലാണ് നമ്മുടെ കർത്തവ്യം.സമൂഹത്തിൽ നിന്ന് ഒറ്റപെട്ടു പോകുന്ന കുട്ടികളെക്കുറിച്ചു് നാം ജാഗരൂകരാകേണ്ടതുണ്ട്. ദാരുണമായ സംഭവങ്ങൾ, തകർച്ചകൾ,വേണ്ടപ്പെട്ടവരുടെ വേർപാട് എന്നിവ ഉണ്ടായ കുട്ടികൾക്ക് ത്രീവ്രമായ അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ അത് ലോകവുമായുള്ള അവരുടെ ബന്ധത്തെ തടസ്സപ്പെടുത്തും.സ്നേഹിതന്മാരുമായുള്ള അവരുടെ ഇടപെടലുകളെ ദോഷകരമായി ബാധിക്കും. ഒരു സാമൂഹ്യപ്രശ്നമാണിത്.അത് പരിഹരിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അത്തരം കുട്ടികളെ അവരുടെ കുറവിന്റെ പേരിൽ നാം കൂടുതൽ ശ്രദ്ധിച്ചു് അവരിൽ അക്കാര്യത്തെക്കുറിച്ചു് ബോധമുണ്ടാക്കേണ്ടതില്ല .അത് ആ കുട്ടികൾക്ക് പരിസരവുമായുള്ള ബന്ധം സാധാരണ കുട്ടികളിൽ നിന്ന് വ്യത്യസ്തമാക്കും.അവരുടെ സാമൂഹ്യ വിനിമയം പന്തികേടുള്ളതായി തീരും.അതിനാൽ മറ്റു കുട്ടികൾക്ക് കിട്ടുന്നതുപോലുള്ള സാമൂഹ്യ സാംസ്‌കാരിക അനുഭവമാണ് അവർക്കും ഉറപ്പുവരുത്തേണ്ടത്. കുട്ടികളുമായി നാം ചെയ്യുന്ന ഓരോ പ്രക്രിയകളിലും എല്ലാം കുട്ടികളുടെയും നേതൃത്വപരമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്.ഓരോരുത്തരും നേതൃത്വം മാറിമാറി ഏറ്റെടുക്കട്ടെ.എല്ലാവർക്കും അവസരം വേണം എല്ലാവരും കണ്ണികളാകണം.ഓരോരുത്തർക്കും അവരുടെ കഴിവിനനുസരിച്ചു മികവുനേടാനുള്ള അവസരമാണ് നാം ഒരുക്കേണ്ടത്. അവർ അനുഭവിക്കുന്ന സംഘർഷങ്ങളോട് നാം ബുദ്ധിപരമായാണ് പ്രതികരിക്കേണ്ടത്.അവർക്ക് വൈകാരികമായ പിൻബലം നൽകുക. നമ്മൾ സൃഷ്ടിക്കുന്ന താളാത്മകമായ പരിസരം അനൗപചാരികവും സഹകരണ മനോഭാവമുള്ളതുമായിരിക്കണം.കുട്ടികളുടെ തലത്തിൽ നിന്ന് കൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിയാൻ അവരെ സഹായിക്കുകയാണ് വേണ്ടത്.അവരുടെ താല്പര്യങ്ങൾ കണക്കിലെടുത്തു് നാം സംവദിക്കണം.നമ്മുടെ അറിവുകൾ ആശയങ്ങൾ എല്ലാം കുഞ്ഞുങ്ങളിൽ അടിച്ചേൽപ്പിക്കരുത്.കുട്ടികൾ യഥാർത്ഥ ഭാവത്തിൽ ചെയ്യുന്ന കായികവും സർഗാത്മകവുമായ ആവിഷ്കാരങ്ങൾ അവരുടെ വേഗതകൾ ,ചലനാത്മകതകൾ എല്ലാം ഉണ്ടാവട്ടെ. അവിടെ വിലക്കുകൾ അന്യമായിരിക്കണം. കോമോസ് അഥവാ കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ്, കൊല്ലം LMS അഥവാ ലീന മോട്ടോർസ് 45 വർഷത്തെ സർവ്വീസ് പാരമ്പര്യം കണ്ടത്ത് ട്രാൻസ്‌പോർട്ട് പാലക്കാട് ചരിത്രം കുറിച്ച ഒരു ബസ് ഓപ്പറേറ്റർ നിർത്തിപ്പോയിട്ടും ആളുകൾ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന 7 കാർ മോഡലുകൾ 7 Cars We Wish Made A Comeback In India യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് … © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവിനെതിരെ സി.പി.എം നടപടി. പി.എസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി. പാര്‍ട്ടി പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തും. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ സി.പി.എം അംഗങ്ങളായ കേസിലെ അഞ്ച് പ്രതികൾക്കെതിരെയും നടപടി ഉണ്ടായേക്കും. അതേസമയം, അച്ഛനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയത് അച്ഛനാണ്. കുറ്റം ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കൾ ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയിൽ പറയുന്നവർക്ക് പാർട്ടിയുമായി ബന്ധമുള്ളതിനാൽ ആദ്യം കേസ് എടുക്കാൻ പോലീസ് തയാറായിരുന്നില്ല. പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷമാണ്‌ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം, ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഷിജുഖാനെ പാർട്ടി സംരക്ഷിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിപിഎം നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകര്‍; കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം ആരുടെയൊക്കെ ഫോൺ ചോർത്തി പെഗസസിൽ വിദഗ്ധസമിതി അന്വേഷിക്കുന്ന ഏഴ് വിഷയങ്ങൾ അറിയാം വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു കൊച്ചി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള സ്റ്റ്യൂഡൻസ് പൊലീസ് കേഡറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത് മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി കൊച്ചി: ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യ് മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആഹ്വാനം ചെയ്തു. ഈ ആപത്ഘട്ടത്തില്‍ സഹജീവി സഹാനുഭൂതിയില്‍ നിറഞ്ഞ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍മനിരതനാകണം. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച വലിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഗാന്ധിജിയില്‍ നിന്നു നാം സ്വായത്തമാക്കിയ അമൂല്യമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട അവസരമാണിത്. ഡിസിസി ഓഫീസുകളിലും താഴെത്തട്ടിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായത്തിന് കണ്‍ട്രോള്‍ റൂമുകളെ ബന്ധപ്പെടണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും എല്ലാവരും സജീവ ഭാഗഭാക്കാകണം. സംസ്ഥാന വ്യാപകമായി പേമാരി ദുരിതം വിതച്ച സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. സര്‍ക്കാരിന്റെ സര്‍വശക്തിയും രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിക്കണം. കാലവിളംബം കൂടാതെ ഇവ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം മരണം ആറായി ജലനിരപ്പുയരുന്നു, അണക്കെട്ടുകൾ തുറന്നു, നദിക്കരയിലുള്ളവർ ജാഗ്രത പുലർത്തണം ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെൻറിമീറ്റർ ഉയർത്തിയ മൂന്നാം നമ്പർ ഷട്ടറാണ് അവസാന മുന്നറിയിപ്പ് ജൈവ യുദ്ധത്തെക്കുറിച്ച്, ഒന്നിച്ചു നില്ക്കാൻ ആഹ്വാനം ന്യൂഡൽഹി: കോവിഡ് മഹാമാരി ഒരു മുന്നറിയിപ്പാണ്. ലോകം ജൈവയുദ്ധത്തിന്റെ പിടിയിലായേക്കാമെന്നതിന്റെ മുന്നറിയിപ്പ്. പക്ഷേ, കരുതലും ജാഗ്രതയും ഒരുമയുമുണ്ടെങ്കിൽ ഏതു വിപത്തിനെയും മറികടക്കാം പ്രദീപിന്റെ മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും, പൊലിഞ്ഞത് നാടിനോടുള്ള കരുതൽ തൃശൂർ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി പാർട്ടി വർത്തമാനം ഇടമുറിയാത്ത വീട്ടകത്ത് നിന്ന് മഹിളാ കോൺഗ്രസിന്റെ അമരത്തേക്ക്‌ സ്ത്രീപക്ഷ പോരാട്ടങ്ങളിൽ ജെബി ആളിക്കത്തും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും ഓർമയിൽ ഇന്ന്: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു ഇന്നത്തെ ദിവസം ഇന്ദിരാഗാന്ധിയുടേതാണ്. രാജ്യം വൈദ്യുതി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ ഇടയാക്കിയ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥാപിച്ചു. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി എത്തിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങളുടെ വിജത്തിലേക്കുള്ള പരിണാമത്തിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജ വിതരണ കമ്പനികള്‍ക്കും, സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും വൈദ്യുതി ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുക എന്നതാണ് എന്‍ ടി പി സി യുടെ പ്രധാന കര്‍ത്തവ്യം. എഞ്ചിനിയറിംഗ്, പ്രൊജക്ട് മാനേജ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, പവര്‍പ്ലാന്റുകളുടെ മാനേജ്‌മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന കണ്‍സല്‍ട്ടന്‍സി, ടേണ്‍ കീ പ്രൊജക്ട് കരാറുകളും എന്‍ ടി പി സി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിന് പുറണെ എന്‍ ടി പി സി എണ്ണ, വാതക പര്യവേക്ഷണം, കല്‍ക്കരി ഖനനം മുതലായ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ച് തുടങ്ങിയ എന്‍ ടി പി സി ഇന്ന് രാജ്യത്തിന്റെ ഊര്‍ജ്ജ ഉത്പാദനത്തിന്റെ 25% സംഭാവന ചെയ്യുന്നു. ഇന്ത്യയില്‍ 70 സ്ഥലങ്ങളിലും ശ്രീലങ്കയിലും ഒരു സ്ഥലത്തും, ബംഗ്ലാദേശില്‍ രണ്ടിടങ്ങളിലും ഇന്ന് എന്‍ ടി പി സി പ്രവര്‍ത്തിക്കുന്നു. ഇതിന് പുറണെ ഇന്ത്യയില്‍ 8 പ്രാദേശിക ആസ്ഥാനങ്ങളും എന്‍ ടി പി സിക്കുണ്ട്. സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ട് മാസം ഗർഭിണി 400 ലേറേ പേർ പീഡിപ്പിച്ചെന്ന് പരാതി സ്മരണയിൽ ഇന്ന് കെ എസ് ദിവാകരൻ രക്തസാക്ഷിത്വ ദിനം ആലപ്പുഴ ചേർത്തലയിലെ കോൺഗ്രസ് വാർഡ് പ്രഡിഡന്റായിരുന്നു ദിവാകരൻ. സിപിഎം ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന കൗൺസിലർ നടത്തിയ അഴിമതി ചോദ്യം ചെയ്തതിന്റെ പേരിൽ മുംബൈ: റിപ്പോ റിവേഴ്സ് റിപ്പോ പലിശ നിരക്കുകൾക്ക് മാറ്റമില്ല. നിലവിലെ നിരക്കുകൾ തുടരാൻ ധനനയസമിതി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത തെരഞ്ഞെടുപ്പ് ജോലിക്കിടെ മരിക്കുന്ന ഉദ്യോഗസ്ഥർക്ക് 10 ലക്ഷം രൂപ എക്സ്ഗ്രേഷ്യ തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തിരഞ്ഞെടുപ്പു ജോലികൾ നിർവ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവകല്യം എന്നിവ സംഭവിക്കുന്നവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ ‘പന്ത് സ്റ്റമ്പിൽ കൊള്ളാതിരിക്കാൻ സ്റ്റമ്പ് അടിച്ചിട്ടു‘; ധനഞ്ജയയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ വൈറൽ (വീഡിയോ) ഗാലെ: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനഞ്ജയ ഡിസിൽവയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ താരം പുറത്തായ രീതിയാണ് ഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയോട് തോൽക്കുമ്പോഴൊക്കെ അവിടുത്തെ യുവാക്കൾ ഹിന്ദു പെൺകുട്ടികളെ അപമാനിക്കുമായിരുന്നുവെന്ന് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു സ്ത്രീ ദേശീയ മാധ്യമത്തോട് ‘പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ല’; സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് ചണ്ഡീഗഡ്: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ വിജയിച്ചതിന് പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ലെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത ‘പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ഒന്നുമല്ല ഇന്ത്യയെ അനായാസം തോല്‍പ്പിക്കാമെന്ന് കരുതുന്നത് അസംബന്ധം’; പാക് താരത്തിന്റെ അഭിപ്രായം തള്ളി മുന്‍ താരം ഡാനിഷ് കനേരിയ പരാജയ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ മടി കാണിക്കുന്നതെന്ന പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പ്രസ്താവനയെ തള്ളി മുന്‍ താരം ഡാനിഷ് കനേരിയ. പ്രതിഭയുടെ ഇൻസമാമിന് ഹൃദയാഘാതം; ലാഹോറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ ഇൻസമാം ഉൾ ഹഖിന് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര നടന്നേക്കുമെന്ന് റിപ്പോർട്ട്; ഔദ്യോഗിക സ്ഥിരീകരണമില്ല മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്നും, ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും പാക് ദിന പത്രമായ ജംഗ് കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച്‌ നിർമല സീതാരാമൻ ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയുടെ പ്രകടനത്തെ ധനമന്ത്രി വാനോളം പുകഴ്ത്തി. ഈ ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാര്‍ത്ഥീവ് പട്ടേല്‍ ഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ പട്ടേല്‍ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റിന്റെ എല്ലാ കളിക്കിടയിൽ ഗ്രൗണ്ടിൽ പട്ടി കയറി പാകിസ്ഥാൻ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ തടസ്സപ്പെട്ടു ഇസ്ലാമബാദ്: ഗ്രൗണ്ടിൽ പട്ടികൾ കയറിയതിനെ തുടർന്ന് പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ തടസ്സപ്പെട്ടു. പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിലെ മുൾട്ടാൻ സുൽത്താൻസും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ പട്ടികൾ ആസ്ട്രേലിയക്കെതിരായ ഏകദിന ടീമില്‍ ഇടം നേടി സഞ്ജു; രോഹിത് ടെസ്റ്റ് ടീമില്‍ ഡല്‍ഹി: ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം പിടിച്ചു. പരിക്ക് കാരണം ടീമില്‍ പരിഗണിക്കാതിരുന്ന രോഹിത് ഐപിഎൽ 2020 മത്സരാർത്ഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ഐപിഎല്ലിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് തകർപ്പൻ ഇന്നിംഗ്സുകൾ ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നൊരു താരം ഉദിച്ചുയർന്നപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഉണർവ്വ് ഒട്ടും ചെറുതല്ല. സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തുറ്റ ക്യാപ്ടൻസിയിലൂടെ ഇന്ത്യയെ രണ്ട് ലോകകപ്പ് ഇന്ത്യയില്‍ നിന്നു മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊറോണയില്ല: പരിശോധനഫലം പുറത്ത് ഡല്‍ഹി: ഇന്ത്യയില്‍ എത്തിയശേഷം മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു കൊറോണ രോഗബാധയില്ല. ഇവരുടെ പരിശോധനാഫലം പുറത്തു വന്നു. ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര കൊറോണയിൽ ആടിയുലഞ്ഞ് ക്രിക്കറ്റ് ലോകം; ഓസ്ട്രേലിയ- ന്യൂസിലാൻഡ് പരമ്പരയും മാറ്റി വെച്ചു മെൽബൺ: കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വ്യാപകമായി മാറ്റി വെയ്ക്കപ്പെടുന്നു. ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിൽ നടന്നു വരുന്ന ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന ‘അവന്‍ ഹിന്ദുവായതിനാല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും സഹതാരങ്ങള്‍ കൂട്ടാക്കിയില്ല’, പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി അക്തര്‍, പറഞ്ഞതെല്ലാം സത്യമെന്ന് കനേരിയ ഡാനിഷ് ലാഹോര്‍: പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗം ‘ശാസ്ത്രിയും കോഹ്‌ലിയും പന്തിന് വഴികാട്ടണം’; പിന്തുണയുമായി യുവരാജ് സിങ്‌ തുടർച്ചയായ ബാറ്റിങ് പരാജയങ്ങളുടെ പേരിൽ നിരന്തരം വിമർശനം ഏറ്റു വാങ്ങുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്.ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ; വിൻഡീസ് പര്യടനത്തിൽ കളിക്കും തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളിത്തിളക്കം. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ സ്ഥാനം പിടിച്ചു. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ‘കാവി അഭിമാനത്തിന്റെ നിറം’;നിലപാട് മാറ്റി ശശി തരൂര്‍ കാവി ഇന്ത്യയുടെ അഭിമാന നിറമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജേഴ്‌സി കാവി നിറത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉടുതുണിയില്ലാതെ ആരാധകന്റെ പരാക്രമം: സുരക്ഷ ഉദ്യോഗസ്ഥർ പാടു പെട്ടു ഇംഗ്ലണ്ട്‌ ന്യൂസിലാൻഡ് ലോകകപ്പ് മത്സരം നടന്ന ചെസ്റ്റർ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച ആരാധാകന്റെ പരാക്രമം. ഉടുതുണിയില്ലാതെ മൈതാനത്തേക്ക് ഇറങ്ങിയ ഇയാൾ പിച്ചിലേക്ക് ഓടിക്കറയുകയായിരുന്നു. സുരക്ഷ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമമെന്ന പരാതി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദം ഇല്ലാതെ എടുക്കാൻ ശ്രമിച്ചതിന് മൂന്ന് പേർക്കെതിരെ പരാതി. ബിർമിംഗ്ഹാമിൽ ടീം താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് പരാതി. വെസ്റ്റ് ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ; അറിയാം ഈ മാലി രാജാവിനെ (വീഡിയോ) മരക്കാര്‍ കാണാന്‍ കമ്പനിക്ക് അവധി നല്‍കി എംഡി അയൺ ഡോം; പലസ്തീനെ കണ്ടം വഴി ഓടിച്ച ഇസ്രായേലിന്റെ ബ്രഹ്മാസ്ത്രം (വീഡിയോ) ‘അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു’; മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിപിഎം- ഡി വൈ എഫ് ഐ നേതാക്കൾ പ്രതികളായ തിരുവല്ല പീഡനക്കേസ്; ഒരാൾ അറസ്റ്റിൽ ‘എംഎല്‍എയെ കൊലപ്പെടുത്തണം’: ബിജെപി എംഎല്‍എയെ കൊലപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത് മഹാനായ തൊഴിലാളിവർഗ്ഗ ആചാര്യനും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ 45-ാം ചരമവാർഷിക ദിനം രാജ്യമെമ്പാടും സമുചിതം ആചരിക്കപ്പെട്ടു. കോവിഡ് മഹാമാരിമൂലം ബഹുജന പങ്കാളിത്തത്തോടെയുള്ള പൊതുപരിപാടികൾ നടത്താൻ കഴിഞ്ഞില്ലെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. പാർട്ടി ഓഫീസുകളും സെന്ററുകളും കേന്ദ്രീകരിച്ച് നടന്ന ആഴമാർന്ന പഠന പരിപാടികളിലും ഗൗരവാവഹമായ ആചരണ പരിപാടികളിലും നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. ആഗസ്റ്റ് 5ന് രാവിലെ നടന്ന സംസ്ഥാനതല ഓൺലൈൻ അനുസ്മരണ യോഗത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ മെമ്പർ സഖാവ് കെ. രാധാകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ ജീവിത ദുരിതങ്ങൾ നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും കോവിഡ് മഹാമാരി അത് കൂടുതൽ രൂക്ഷമാക്കിയിരിക്കു ന്നുവെന്നും സൂചിപ്പിച്ചുകൊണ്ടാണ് സഖാവ് രാധാകൃഷ്ണ പ്രസംഗം ആരംഭിച്ചത്. ദീർഘകാലം രാജ്യംഭരിച്ച കോൺഗ്രസ് ഗവൺമെന്റുകൾക്കോ ബിജെപി ഗവൺമെന്റുകൾക്കോ ജനങ്ങളുടെ പ്രശ്‌നങ്ങൾക്കൊന്നും പരിഹാരമുണ്ടാക്കാൻ കഴിയാതെപോയത് നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയാണ് പ്രശ്‌നങ്ങളുടെ മൂലകാരണം എന്നതിനാലാണ്. അധികാരമേൽക്കുന്നവർ മുതലാളിവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കുന്നതില്‍മാത്രം വ്യാപൃതരാകുന്നു. കോവിഡ് കാലവും ഈ യാഥാര്‍ത്ഥ്യം സുവ്യക്തമാക്കി ത്തിരികയുണ്ടായി. മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാതെ ജീവിത പ്രശ്നങ്ങള്‍ക്ക് ശാശ്വാത പരിഹാരം കണ്ടെത്താനാവില്ല എന്നും ഇതിലൂടെ വ്യക്തമാണ്. ജനാധിപത്യ-മതേതര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ ജനങ്ങള്‍ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വൃഥാവിലായി. മോദി ഗവണ്‍മെന്റാകട്ടെ ജനാധിപത്യ-മതേതര ഘടനയെത്തന്നെ തകര്‍ക്കുന്ന പദ്ധതിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ ഫാസിസ്റ്റ് നയങ്ങള്‍ മോദിയുടെമാത്രം സവിശേഷതയല്ലെന്നും മരണാസന്ന മുതലാളിത്ത വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ ആവശ്യകതയില്‍നിന്ന് ഉടലെടുത്തതാണെന്നും സഖാവ് രാധാകൃഷ്ണ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ മുഴുവന്‍ മുതലാളിത്ത രാജ്യങ്ങളുടെയും പൊതുപ്രവണതയായി ഫാസിസം പ്രത്യക്ഷപ്പെട്ടി രിക്കുന്നു. സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളെയാകെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പ്രതിവിപ്ലവ പദ്ധതിയാണ് ഫാസിസമെന്നും അത് ഒരു ജനതയെയാകെ ഫാസിസ്റ്റ് മനോഭാവത്തിനും അഭിരുചികള്‍ക്കും അടിമപ്പെടുത്തുമെന്നും സഖാവ് ഘോഷ് വിശകലനം ചെയ്തിട്ടുണ്ട്. മുഴുവന്‍ ബൂര്‍ഷ്വ- പെറ്റിബൂര്‍ഷ്വ പാര്‍ട്ടികളും കപട ഇടതുപക്ഷ പാര്‍ട്ടികള്‍പോലും ഇന്ന് ഈ നയങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും പൊതുജന മുന്നേറ്റങ്ങളും വളര്‍ത്തിയെടുത്തുകൊണ്ടേ ഈ സാഹചര്യത്തെ മറികടക്കാനാകൂ. അതിന് ശരിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആഗസ്റ്റ് 5 അനുസ്മരണ വേള ഉള്‍പാര്‍ട്ടി സമരത്തെയും വ്യക്തിജീവിതത്തിലെ സമരത്തെയും ശക്തിപ്പെടുത്താനുള്ള വേളകൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സഖാവ് രാധാകൃഷ്ണ പ്രസംഗം അവസാനിപ്പിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വർത്തമാനകാല ദേശീയ, അന്തർദ്ദേശീയ സാഹചര്യങ്ങൾ ഹ്രസ്വമായി പ്രതിപാദിച്ച സഖാവ് ജയ്‌സൺ ജോസഫ് അടിയന്തരമായി ഏറ്റെടുക്കേണ്ട കർത്തവ്യങ്ങൾ സഖാക്കളെ ഓർമ്മിപ്പിച്ചു. ശിബ്‌ദാസ് ഘോഷ് ഗാനം ആലപിച്ചുകൊണ്ട് ആരംഭിച്ച യോഗം തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയ ഗാനാലാപനത്തോടെ സമാപിച്ചു. കൂട്ടിക്കല്‍ പ്രദേശത്തെ ഉരുള്‍പൊട്ടല്‍ മനുഷ്യനിര്‍മ്മിത ദുരന്തം കേരളത്തെ സർവ നാശത്തിലേക്ക് തളളിവിടുന്ന കെ റയിൽ അർദ്ധ അതിവേഗ പാതയ്‌ക്കെതിരെ ആയിരങ്ങൾ അണിനിരന്ന സെക്രട്ടേറിയറ്റ് മാർച്ച്‌ sri lanka sought help from india: ശരിക്കും ഇന്ത്യയുടെ കണ്ണീരായി ശ്രീലങ്ക; ഇന്ധനവിലക്കയറ്റം പിടിമുറുക്കുന്നു Samayam Malayalam ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ശരിക്കും ഇന്ത്യയുടെ കണ്ണീരായി ശ്രീലങ്ക; ഇന്ധനവിലക്കയറ്റം പിടിമുറുക്കുന്നു ഇന്ധനവിലക്കയറ്റം രാജ്യാന്തരതലത്തിൽ തന്നെ ഭീഷണിയായി തുടരുകയാണ്. നിലവിൽ രാജ്യത്ത് റെക്കോഡ് പിന്നിട്ട ഇന്ധനവില വിമാന ഇന്ധനവിലയെ വരെ പിന്നിലാക്കിയിരിക്കുകയാണ്. വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒപെക് രാജ്യങ്ങളുടെ നടപടിയെങ്കിലും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു കാര്യങ്ങള്‍ അത്ര പന്തിയല്ല. വളര്‍ച്ചാ വേഗം കുറയുന്നതിനപ്പുറം പണപ്പെരുപ്പമെന്ന വലിയ ഭീഷണിയാണ് ഉയര്‍ന്നു വരുന്നത്. പെട്രോള്‍- ഡീസല്‍ വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. എണ്ണ വാങ്ങാനായി കടം ചോദിച്ച് ശ്രീലങ്ക എണ്ണവിലക്കയറ്റം സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്ക. ശരിക്കും ഇന്ത്യയുടെ കണ്ണിരായി മാറുകകയാണ് ഈ ദ്വീപ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനം വാങ്ങാനായി ശ്രീലങ്ക, ഇന്ത്യയോട് പണം കടം ചോദിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജനുവരി വരെയുള്ള ഇന്ധനം മാത്രമാണ് ശ്രീലങ്കയുടെ പക്കലുള്ളതെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാന ഇന്ധനത്തെയും കടത്തിവെട്ടി പെട്രോള്‍- ഡീസല്‍ വില Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോകൊട്ടരമല്ല; തീവണ്ടി തന്നെ; ഏവരുടെയും മനം കീഴടക്കി ബുദ്ധ സര്‍ക്യൂട്ട് ഇന്ത്യ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദായി; ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ആരോഗ്യം അസിഡിറ്റി, വയർ വീർക്കൽ എന്നിവയിൽ നിന്ന് ദീർഘകാലാശ്വാസം കിട്ടാൻ കപിവയുടെ ആയുർവേദിക് ഡൈജസ്റ്റികെയർ ജ്യൂസ് കോഴിക്കോട് കോഴിക്കോട്ട് സിപിഎമ്മിൽ നിന്ന് കൊഴിഞ്ഞുപോക്ക്; 312 പേർ കോൺഗ്രസിൽ, വീഡിയോ കാണാം Adv: വീട്ടിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ! കേരളം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണം: തീക്കൊള്ളി കൊണ്ട് തലചൊറിയലെന്ന് സിപിഎം ഇടുക്കി സെക്രട്ടറി ഗോഷ്ടി കാണിച്ചെന്നാരോപിച്ച് പ്രതിഷേധം; കട്ടപ്പന നഗരസഭാ കൗൺസിൽ യോഗം പിരിച്ചു വിട്ടു, വീഡിയോ ഓഹരി വില 10 രൂപയിൽ താഴെ മാത്രം; അടുത്ത ഒരു വര്‍ഷം കൊണ്ട് നേട്ടമുണ്ടാക്കാവുന്ന ഓഹരികൾ കേരളം പള്ളികൾ മുസ്ലിം ലീഗിന്‍റെ ആപ്പീസുകളല്ല; ശിഹാബ് തങ്ങൾ ഈ തീക്കളിയിൽ നിന്ന് ലീഗിനെ പിന്തിരിപ്പിക്കമെന്ന് കെടി ജലീൽ സ്ഥിരം കാഴ്ചയാണ് .ഗ്രാമത്തിന്റെ നാടി ഞരമ്പുകളായ ഒരുപറ്റം യുവാക്കളും കുട്ടികളും എല്ലാകാലത്തും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.അവരെ ഓരോ വിഭാഗത്തെ കേന്ദ്രികരിച്ചു കുട്ടികളുടെയും യുവാക്കളുടെയും പലതരം കൂട്ടായ്മയും അതി കഠിന ചൂടിനേയും വകവയ്ക്കാതെ പിരിക്കുന്ന വീടുകളിലോ കൂടെ ഉള്ള ആരുടേങ്കിലും വീടുകളിലോ കയറി ഭക്ഷണവും വെള്ളവും കുടിച്ചു രാത്രി വരെ അലച്ചിലൂടെയാണ് പണം കണ്ടെത്തുന്നത്.ചില വീട്ടുകാർ പണം കൂടുതൽ തരുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.വീട്ടിലെ ഓണം അത്തം തുടങ്ങുന്നതുമുതൽ അത്തത്തിൽ 'അമ്മ ഓരോ ദിവസം കഴിയുമ്പോൾ പൂക്കളുടെ എണ്ണം കൂട്ടുന്നതിനോടപ്പം കറികളുടെ എണ്ണം കൂടിയും തുടങ്ങുന്നു.പലതരം വറ്റലൂകൾ ഉണക്കിയും ചായ സമയത്തു രുചി നോക്കാൻ തരുന്നതോടുകൂടി അമ്മയും ഓണത്തെ വരവറിയിക്കാൻ തുടങ്ങും.പിരുവകളോടപ്പം തന്നെ കുട്ടികളുടെ ഓണ കളികളും ഒരു സൈഡിൽ നടക്കുന്നുണ്ടായിരിക്കും നടൻ പന്തുകളി,കുട്ടയും കോളും,തലപ്പന്തുകളി,ഏറിപന്തുകളി അങ്ങനെ അറിയാവുന്ന കാലികളെല്ലാം മാറി മാറി കളിച്ചു പല സമയങ്ങളിലും ഉച്ച ഊണിനു വൈകി എത്തുന്നതും പതിവ് വഴക്കു കേൾക്കലും ഇന്നും ഓർമയിൽ താങ്ങി നിൽക്കുന്നുണ്ട്.ഉത്രാടം എന്നത് മിക്കവർക്കും ഉറക്കമില്ലാത്ത രാത്രികളാണ്.വീട്ടിലെ ആണുങ്ങൾ കൂട്ടം കൂടി ചീട്ടകളികളി ഏർപ്പെടുന്നതും സ്ത്രീകൾ പാചകങ്ങളിൽ മുഴുകി നേരം വെളുപ്പിക്കുന്നതും കുട്ടികളും യുവാക്കളും കമ്പോളത്തിൽ നിന്ന് പലതരത്തിലുള്ള പുഷ്പങ്ങൾ വാങ്ങി ഗ്രാമത്തിന്റെ നടുക്കായി ഒരു പ്രൗഢ ഗംഭീര അത്തത്തിട്ടയിൽ പൂക്കളം നിറയ്ക്കുന്ന തിരക്കിലായിരിക്കും.തിരുവോണ നാളിൽ അതിരാവിലെ എഴുന്നേറ്റു ക്ഷേത്രത്തിൽ പോയി ഗ്രാമത്തിലെ കുട്ടികളും യുവാക്കളും ചേർന്ന് മാവേലി എഴുന്നതിനുള്ള ഘോഷയാത്ര ഒരുക്കുന്നതിലേക്കു കടക്കുകയായി മാവേലി,തോലുമാടൻ ,പുലി,വേട്ടക്കാരൻ അങ്ങനെ അനവധി കുട്ടികളിൽ വേഷം കെട്ടിച്ചു ഗ്രാമത്തിലൂടെ ഓരോ വീട്ടിലും ഉത്സവ മേളത്തോടെ കയറി ഇറങ്ങി ഓണത്തിന്റെ സന്ദേശം എത്തിക്കുകയായി.ഉച്ചയാകുമ്പോഴേക്കും എല്ലാരും ക്ഷീണിച്ചു വിശന്നിട്ടുണ്ടാകും പിന്നെ അവരവരുടെ വീടുകളിൽ പോയ് കുടുംബത്തോടപ്പം വിഭവ സമർത്ഥമായ സദ്യയിലേക്കാണ് .പിന്നെ ഒരു മൂന്ന് മാണിയോട് കൂടി വിവിധ ഓണപരിപാടികൾ തുടങ്ങുകയായി.എല്ലാ ഗ്രാമ വാസികളും പ്രായ ഭേദമന്യ പങ്കെടുക്കാൻ തയാറായി വരുകയായി .കസേരകളി,സൂചിയിൽ നൂൽകോർക്കൽ,വെള്ളം കുടി മത്സരം ,ബലൂൺ ചവിട്ടി പൊട്ടിക്കൽ,കാലം അടി,വടംവലി,താവളച്ചാട്ടം അങ്ങനെ ഇരുട്ടോളം എന്തൊക്കെ പരിപാടി അവതരിപ്പിക്കാൻ പറ്റോ അതെല്ലാം എല്ലാവരുടെയും പങ്കാളിത്തത്തോടു കൂടി നടത്തുകയും അവയ്കൊരൊന്നും വിജയിയെ തിരഞ്ഞെടുക്കുകയും ചെയുമ്പോൾ ചെറിയ സമ്മാനമാണെങ്കിലും അവരുടെ ഉള്ളിലെ സന്തോഷം ആണ് വീണ്ടും പരിപാടികൾ അവതരിപ്പിക്കാൻ നമ്മുടെ ഊർജം .തിരുവോണം കഴിഞ്ഞാൽ അവിട്ടം ചതയം പലരും ബന്ധുക്കളുടെ വീടുകളിൽ ഓണം കൂടുന്ന ചടങ്ങുകളിലാണ്.ഓണം കഴിഞ്ഞാൽ വീണ്ടും അവർ അടുത്ത ആഘോഷം വരുന്ന വരെ ഓരോ ജോലി തിരക്കുകളിലേക്ക് പോകുകയായ്.ഇന്ന് കാലവും ലോകവും അതി വേഗം സഞ്ചരിക്കുകയാണ്.അതിനോടപ്പം ചിലർ ഓടിയെത്തുന്നു മറ്റു ചിലർ പിറകിൽ ആകുന്നു .കൂടുതൽ പേരുടെ ഓണവും ദൃശ്യമാധ്യമത്തിൽ ചിലവഴിക്കുന്നു.കുട്ടികൾ മൊബൈൽഫോണുകളിലും സന്ദേശങ്ങളിലും ഓണം നിര്ത്തുന്നു ,നഷ്ടപെടുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം .ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോൾ ഇങ്ങനെ ആകാം കള്ളവും ഇല്ല ചതിയും ഇല്ല എല്ലാ മനുഷ്യന് ഒന്ന് പോലെ എന്ന മഹാബലി തമ്പുരൻറെ കാലത്തേ ജീവിതം എന്നെങ്കിലും നമ്മുക്ക് തിരികെ ലഭിക്കട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ലോകായുക്തയുടെ വിധിയും പരാമർശവും കസേര നഷ്ടമാക്കിയവരുടെ കൂട്ടത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രൻമുതൽ കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പവരെയുള്ളവർ. പ്രതിപക്ഷ മുറവിളിയെക്കാൾ സ്വന്തം പാർട്ടിക്കുള്ളിൽ തക്കംപാർത്തിരുന്നവർ രാജിയാവശ്യം ഏറ്റുപിടിച്ചതാണ് രാമചന്ദ്രന്റെയും മറ്റും പടിയിറക്കത്തിന് ആക്കംകൂട്ടിയത്. 2006-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന രാമചന്ദ്രന്റെ വകുപ്പ് മന്ത്രിസഭാ പുനഃസംഘടനയോടെ എടുത്തുമാറ്റിയേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മന്ത്രിസഭാ യോഗത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നതോടെ ഇത് ശക്തമായി. അതിനിടെയാണ് ആരോഗ്യവകുപ്പിലെ ക്രമക്കേട് സംബന്ധിച്ച പരാതി ലോകായുക്ത പരിഗണിക്കുന്നത്. മന്ത്രിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ അറിവിലേക്ക് ലോകായുക്ത പ്രത്യേക കുറിപ്പും നൽകി. കുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ചു. അതിനിടെ ലോകായുക്തയിൽ മൊഴിനൽകിയ വയനാട് ഡി.എം.ഒ.യെ മന്ത്രി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നു. പരാതിക്കാരനെ മന്ത്രി ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ടേപ്പ് ജനുവരി 13-ന് ഒരു ചാനൽ പുറത്തുവിട്ടതോടെ വിവാദം വീണ്ടും കത്തി. മന്ത്രിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിതന്നെ രാമചന്ദ്രന്റെ രാജി സ്ഥിരീകരിച്ചു. ലോകായുക്ത ഉത്തരവ് വരുംമുമ്പായിരുന്നു രാമചന്ദ്രന്റെ രാജി. കൂടുതൽ അധികാരങ്ങളുള്ള കർണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ റിപ്പോർട്ടാണ് കർണാടക മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുടെ വൻവീഴ്ചയ്ക്കു കാരണമായത്. ദക്ഷിണേന്ത്യയിൽ ആദ്യ ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചാണ് 2008-ൽ െയദ്യൂരപ്പ താരമായത്. കെണിയായത് അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോർട്ടായിരുന്നു. മുഖ്യമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത് െയദ്യൂരപ്പയും കുടുംബവും അഴിമതി നടത്തിയെന്ന ലോകായുക്ത റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്രനേതൃത്വം ഇടപെട്ട് 2011 ജൂലായ് 28-ന് രാജിവെപ്പിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ മൃഗസംരക്ഷണ മന്ത്രിയായ അവധ്‌പാൽസിങ് യാദവിനെ നീക്കംചെയ്യണമെന്ന ലോകായുക്ത വിധിയിൽ 2011-ൽ മുഖ്യമന്ത്രി മായാവതി അദ്ദേഹത്തിൽനിന്ന് രാജിവാങ്ങി. മൃഗാശുപത്രികൾ നിർമിക്കാനുള്ള കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്നായിരുന്നു ആരോപണം. ജാമാതാവിനെ ജയിൽവകുപ്പിൽ വെൽഫയർ ഓഫീസറായി നിയമിച്ച മധ്യപ്രദേശ് മന്ത്രി ഹാജി ഇനായത്ത് മുഹമ്മദ് പൊതുസ്ഥാനങ്ങളൊന്നും വഹിക്കാൻ പാടില്ലെന്ന് 1985-ൽ മധ്യപ്രദേശ് ലോകായുക്ത പി.വി. ദീക്ഷിത് വിധിപറഞ്ഞിരുന്നു. 2011 ഫെബ്രുവരിയിൽ ലോകായുക്ത കുറ്റക്കാരനെന്നു കണ്ടെത്തിയ ഡൽഹി മന്ത്രി രാജ്കുമാർ ചൗഹാൻ അടക്കം പലരും രാജിവെക്കാത്ത ചരിത്രവുമുണ്ട്. കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ ലോകായുക്ത, അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടാനും വി.സി പ്രോ വി.സി തിരഞ്ഞെുടപ്പ് സമിതിയിലുണ്ടായിരുന്ന നാലംഗങ്ങൾ എന്നിവർക്കെതിരേ ക്രിമിനൽനടപടി സ്വീകരിക്കാനും ഉത്തരവിട്ടിരുന്നു. സർവകലാശാലാ നിയമനം പി.എസ്.സി.ക്കു വിടണമെന്ന് ഇതോടൊപ്പം ലോകായുക്ത പുറത്തിറക്കിയ ഉത്തരവുമാത്രം സർക്കാർ നടപ്പാക്കി. മറ്റു പരാമർശങ്ങൾക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ടതിനാൽ നിയമിക്കപ്പെട്ടവർക്ക് തുടരാൻ കോടതി അനുമതിനൽകി. എന്നാൽ, ഉത്തരവാദികൾക്കെതിരായ നിയമനടപടി തുടരാമെന്നായിരുന്നു വിധി. ഇതിനെതിരേയും സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്. മന്ത്രി കെ.ടി. ജലീലിനെതിരായി ലോകായുക്ത നടത്തിയ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. വിധി തെറ്റാണെന്നു കരുതാനാവില്ല. ഒരു പൊതുപ്രവർത്തകൻ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. അതിന് ഒരു ശുപാർശാ സ്വഭാവമല്ല. അതേസമയം, ഹൈക്കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകും. ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ (മുൻ ഉപലോകായുക്ത) ജനാധിപത്യം ഒരു വലിയ വാഗ്ദാനമാണെന്നാണ് ഫ്രഞ്ച് ദാർശനികൻ ഴാക് ദെറിദ പറയുന്നത്. ജവാഹർലാൽ കടം വാങ്ങാനുള്ള കരുത്ത് നമുക്കുണ്ടോ? തോമസ് ഐസക്കിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ Podcast രാഷ്ട്രീയം, തട്ടുകട, പി.എച്ച്.ഡി ഇവനാണ് നേതാവ് Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ രാഷ്ട്രീയക്കാർ 55 വയസ്സാകുമ്പോൾ വിരമിക്കണം: വിവാദമായി ഇടതുപക്ഷ എംഎൽഎയുടെ പ്രസ്താവന രാഷ്ട്രീയത്തിൽ വീണ്ടും `പ്രായ´ വിവാദം. രാഷ്ട്രീയക്കാർ 55-ൽ വയസ്സാകുമ്പോൾ വിരമിക്കണമെന്ന് സിപിഎം നേതാവും എംഎൽഎയുമായ സജി ചെറിയാൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വിരമിക്കണമെന്നും അതിനുള്ള പ്രായം 55 ആക്കണമെന്നാണ് സജി ചെറിയാൻ ആവശ്യപ്പെട്ടത്. എല്ലാ പാർട്ടികളും ഇത്‌ പരിഗണിക്കണമെന്നും തൻ്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ചെറിയാൻ പറയുന്നു. പോസ്റ്റ് ഇട്ട് നിമിഷങ്ങൾക്കകം അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകൾ വന്നതോടെ വിഷയം സജീവചർച്ചയായിമാറ്റിക്കഴിഞ്ഞു. കുറച്ചുനാൾ മുൻപും സജി ചെറിയാൻ സമാനമായ വിഷയം പോസ്റ്റായി ഇട്ടിരുന്നു. എന്നാൽ, ഇക്കുറി ഔദ്യോഗിക പേജിലാണ് പോസ്റ്റ് എത്തിയതും വിവാദമായതും. രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം ഒരു പൊതു തീരുമാനം വരുത്താൻ എൻ്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എൻ്റെ അഭിപ്രായം 55 വയസ്സ് അത് എൻ്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ പുതിയ തലമുറ വരട്ടെ ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ നാസ്തികരും ക്രിസംഘികളും വ്യാപകമായി ദുർവ്യാഖ്യാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യാറുള്ള വിഷയമാണ് ഖൈബർ യുദ്ധവും അതേതുടർന്ന് നടന്ന, സ്വഫിയ്യ(റ) ബിൻത് ഹുയയ്യുമായുള്ള മുഹമ്മദ് നബി(സ)യുടെ വിവാഹവും. പ്രവാചക ചരിത്രത്തെ വികലമാക്കാനാഗ്രഹിക്കുന്നവർ ഈ സംഭവത്തെ പ്രതി കെട്ടിച്ചമക്കാറുള്ള അപസർപ്പക കഥകൾക്ക് കൈയും കണക്കുമില്ല. ‘പിതാവിനെയും ഭർത്താവിനെയും ആസൂത്രിതമായി വകവരുത്തി സുന്ദരിയായ സ്വഫിയ്യയെ സ്വന്തമാക്കി, ഇദ്ദാകാലം കഴിയുന്നതിന് മുമ്പേ അനുയായികളെ കാവൽ നിർത്തിക്കൊണ്ട് അവളുമായി കിടപ്പറ പങ്കിട്ടു’ എന്നൊക്കെയുള്ള ആരോപണങ്ങൾ കേൾക്കാത്തവരായി സോഷ്യൽ മീഡിയയിൽ ഇടപെടുന്ന മുസ്ലിം സുഹൃത്തുക്കളിൽ ആരെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആഇശ(റ)യുടെ വിവാഹപ്രായത്തെയെന്നപോലെ സ്വഫിയ്യ(റ)യുടെ വിവാഹത്തെയും കുറിച്ച് പറയാൻ നവനാസ്തികർക്കും ക്രിസംഘികൾക്കും നൂറ് നാവാണ്! ഈ സംഭവങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പ്രവാചകനെ തെറിവിളിക്കാത്ത നവനാസ്തിക പോസ്റ്റുകളും കമെന്റുകളും വിരളമായിരിക്കും. എന്നാൽ സ്വഫിയ്യ(റ)യുമായുള്ള പ്രവാചകന്റെ വിവാഹത്തെയും അതിന്റെ പശ്ചാതലത്തെയും കുറിച്ച് നിഷ്പക്ഷമയും ആധികാരികമായും പഠിക്കാൻ ശ്രമിച്ചാൽ നമുക്ക് ലഭിക്കുന്ന ചിന്ത്രം മറ്റൊന്നാണ്. ഉള്ളറിഞ്ഞ സ്നേഹത്തിന്റെയും മാനവികതയുടെയും മഹത്തായ പാഠങ്ങളാണ് അവിടെ നമുക്ക് കാണാനാവുക. അതേകുറിച്ച് പ്രമുഖ ഇസ്ലാമിക പ്രബോധകൻ മുസ്തഫാ തൻവീർ രചിച്ച പുസ്തകമാണ് ‘നബി(സ)യും സ്വഫിയ്യ(റ)യും: മാനവികതയുടെ മഹാപാഠങ്ങൾ’. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്നവിധം ലളിതവും ഒഴുക്കുള്ള ശൈലിയോട് കൂടിയതുമാണ് 7 അധ്യായങ്ങളായി 65 പേജുകളിൽ ഒതുക്കിവെക്കപ്പെട്ട ഈ ലഘുകൃതി. വില 100 രൂപ. എന്നും എപ്പോഴും ഇസ്ലാം വിരോധികൾ ചർച്ചയാക്കാറുള്ള ഒരു വിഷയത്തെ പ്രത്യേകമെടുത്ത് ഇവ്വിധം പുസ്തകരൂപത്തിലാക്കിയ ഗ്രന്ഥകാരനും പ്രസാധകരും അഭിനന്ദനമർഹിക്കുന്നു. പഠനവൈകല്യവും മനസ്സിന്റെ സംവിധാനവും എങ്ങനെ മനസ്സിലാക്കാം അവതരിപ്പിക്കുന്ന കാര്യങ്ങളോരോന്നും ആധികാരികമായിരിക്കാനും ആരോപണവിധേയമാകാറുള്ള വിഷയങ്ങളുടെ നാനാവശങ്ങളെയും സ്പർശിക്കാനും ഗ്രന്ഥകാരൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വായനയുടെ ഒഴുക്കിന് തടസ്സം നേരിടാത്തവിധം നിരവധി ചരിത്ര രേഖകൾ മനോഹരമായി ഒതുക്കിവെച്ചിരിക്കുന്നു. ഓരോ അധ്യായങ്ങളുടെയും അവസാനത്തിൽ കൊടുത്തിരിക്കുന്ന റഫറൻസുകൾ അധികവായനക്ക് ഏറെ ഉപകാരപ്രദമത്രെ. ഗ്രന്ഥകാരന്റെ വിശകലന പാടവമാണ് വായനക്കിടയിൽ എന്നെ ആകർഷിച്ച മറ്റൊരു കാര്യം. വിമർശനവിധേയമായ ഓരോ ചരിത്രവസ്തുതകളെയും എതിരാളികൾക്ക് പോലും തൃപ്തികരമാവും വിധം അവതരിപ്പിക്കാൻ മുസ്തഫാ തൻവീറീനായിട്ടുണ്ട്. മുമ്പ് ‘സ്നേഹസംവാദം’ വെബ്സിനിൽ ഖണ്ഡശ:യായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ പുസ്തകത്തിലെ മിക്ക ഭാഗങ്ങളും എന്നാണ് മനസ്സിലാവുന്നത്. ഈയുള്ളവൻ എഴുതിക്കൊണ്ടിരിക്കുന്ന ‘സൂര്യവെളിച്ചത്തിലെ പ്രവാചകനും പുകമറ സൃഷ്ടിക്കുന്ന നാസ്തികരും’ എന്ന പുസ്തകത്തിലെ ഒരധ്യായം സ്വഫിയ്യ(റ)യുടെ വിവാഹവുമായി ബന്ധപ്പെട്ട വിമർശനങ്ങളും വസ്തുതകളുമാണ് അതിന്റെ പല വശങ്ങളും നേരത്തെ ഇസ്ലാം ഓൺലൈവ് പ്രസിദ്ധപ്പെടുത്തിയിരുന്നു ഏതാണ്ട് ഒരു വർഷം മുമ്പ് പ്രസ്തുത അധ്യായം രചിക്കാനായി റഫറൻസുകൾ അന്വേഷിച്ചുകൊണ്ടിരിക്കെ എൻറെ കണ്ണിലുടക്കിയ ശ്രദ്ധേയമായ മലയാള പഠനങ്ങളിൽ ഒന്ൻ ‘സ്നേഹ സംവാദ’ത്തിലെ പരാമൃഷ്ട ലേഖന പരമ്പരയായിരുന്നു. 2021 ജനുവരി 9നു മലപ്പുറത്ത് വച്ച് എംഎം അക്ബറും ഇഎ ജബ്ബാറും തമ്മിൽ നടത്തിയ നാസ്തികത – ഇസ്ലാം സംവാദ സദസ്സിൽ വെച്ച് ഗ്രന്ഥകാരനെ കണ്ടപ്പോൾ, മേൽപറഞ്ഞ സ്നേഹസംവാദം ലേഖനങ്ങൾ പുസ്തകമാക്കിയിരുന്നെങ്കിൽ എന്ന ആഗ്രഹം ഈയുള്ളവൻ പങ്കുവെക്കുകയും ചെയ്തിരുന്നു. ദഅവാ ബുക്സ് അത് പുസ്തകമാക്കി പ്രസിദ്ധീകരിച്ച വിവരം കഴിഞ്ഞ ദിവസം അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. അപ്പോൾ തന്നെ ഓർഡർ ചെയ്യുകയും ഇന്നത് ലഭിക്കുകയും ചെയ്തു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒളിഞ്ഞുകിടക്കുന്ന ഒരുപാട് ചരിത്ര സംഭവങ്ങൾ ഈ പുസ്തകത്തിൽ ഇതൾവിരിയുന്നുണ്ട്. നാസ്തികരും മറ്റും പുകമറക്കുള്ളിലാക്കാറുള്ള, തെളിമയാർന്ന പ്രവാചക ജീവിതത്തിലെ സ്വഫിയ്യയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട പല വശങ്ങളും അതുവഴി ശുഭ്രവസ്ത്ര ശബളിമയോടെ തെളിഞ്ഞുവരുന്നത് കാണാം. സോഷ്യൽ മീഡിയയിൽ നവനാസ്തികരുമായി സംവദിക്കുന്ന മുസ്ലിം സുഹൃത്തുക്കൾക്കും നാസ്തികരുടെ തെറ്റിദ്ധരിപ്പിക്കലുകളിൽ വീണുപോയവർക്കും ഏറെ ഉപകാരപ്പെടും ഈ കൃതി; ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധയോടെ ചരിത്രത്തെ സമീപിക്കുന്ന പക്ഷം ഇസ്ലാം വിമർശകർക്കും. by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി പഠനവൈകല്യവും മനസ്സിന്റെ സംവിധാനവും എങ്ങനെ മനസ്സിലാക്കാം ഇനി ആരെല്ലാമുണ്ടാകും സൈറയുടെ കൂടെ നില്‍ക്കാന്‍? പൗരത്വ ബിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റും പലിശ നിരക്ക് വെട്ടിക്കുറച്ച നയത്തില്‍ മാറ്റമില്ലെന്ന് ഉര്‍ദുഗാന്‍ തടവുകാരുടെ കരാര്‍ ഉണ്ടാക്കാതെ ഇസ്രായേല്‍ സൈനികരെ വിട്ടയക്കില്ല: ഹമാസ് വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍ദുഗാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു ഒമിക്രോണ്‍: യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍ വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കുക: സുന്നി മഹല്ല് ഫെഡറേഷന്‍ 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് – Media Mangalam 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷമാരംഭിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷമാരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയേക്കും. തുലാവര്‍ഷത്തിനുമുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യയിലും വടക്കുകിഴക്കന്‍ കാറ്റിന്റെ വരവും സജീവമാകുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും ചൊവ്വയും ബുധനും 11 ജില്ലകളിലും മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഡൽഹിയിൽ 6 വയസുകാരിക്ക് ക്രൂര പീഡനം; പ്രതി പിടിയിൽ ദുബായ് എക്‌സ്‌പോ 2020 സന്ദർശിക്കാൻ ശമ്പളത്തോട് കൂടി അവധി; രണ്ട്‌ ദിവസത്തെ അവധി പ്രഖ്യാപിച്ചത് പ്രമുഖ തൊഴിൽ സ്ഥാപനമായ ബെയ്റ്റ്. കോം യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ ഒച്ചുകളെ പിടിച്ചാൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര; ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പുതിയ പദ്ധതിയുമായി മുഹമ്മ പഞ്ചായത്ത് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വീണ്ടും 142 അടിയായി; രണ്ട് ഷട്ടറുകൾ കൂടി തുറന്നു; സെക്കൻഡിൽ പുറത്തേക്കൊഴുകുന്നത് 1600 ഘനയടി വെള്ളം; പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം ബഹ്റിനില്‍ നഴ്സുമാര്‍ക്ക് അവസരം; പ്രതിമാസം അരലക്ഷം രൂപയിലധികം ശമ്പളം; റിക്രൂട്ട്മെന്‍റ് നോർക്ക റൂട്ട്സ് വഴി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിൽ കേരളം പിന്നോട്ടാണ് പോവുന്നത്. കൃഷി വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളും നമുക്കുണ്ട്. എന്നിട്ടും കൃഷിഭൂമി തരിശായി കിടക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ ഹസ്രത് ഉമറിന്റെ കല്പനകളെ കുറിച്ചോർത്തു. മുഹമ്മദ് നബി തന്റെ അനുചരനും നീഗ്രോ വംശജനുമായ ബിലാലിന് കുറെ ഭൂമി ദാനംനൽകിയിരുന്നു. ഈ ഭൂമി കൃഷിചെയ്യാതെ ഇട്ടത് കണ്ടപ്പോൾ ഉമർ അത് പിടിച്ചെടുക്കാൻ തീരുമാനിച്ചു. ‘പ്രവാചകൻ നൽകിയ ഭൂമി പിടിച്ചെടുക്കാൻ ഖലീഫയ്ക്ക് അവകാശമില്ലെ’ന്ന് ബിലാലും. ‘പ്രവാചകൻ ഭൂമി തന്നത് കൃഷിചെയ്യാനാണ് തരിശിടാനല്ല. അതിനാൽ ആ ഭൂമിയിൽ നിങ്ങൾക്കിനിയും അവകാശമില്ല.’ ഭൂമി തരിശായി ഇടുന്ന ഉടമകളിൽനിന്ന് ഭൂമി പിടിച്ചെടുത്ത് കൃഷിചെയ്യാൻ താത്‌പര്യമുള്ളവർക്ക് വിതരണം ചെയ്യാനായിരുന്നു ഖലീഫയുടെ തീരുമാനം. കൃഷിചെയ്യുന്നവർക്കാണ് ഭൂമിയിൽ കൂടുതൽ അവകാശമുള്ളത് എന്ന് നബി പറയുന്നു. സ്വന്തം ഭൂമിയുണ്ടെങ്കിൽ അവനവൻ തന്നെ കൃഷിചെയ്യുന്നതാണ് അത് മറ്റുള്ളവർക്ക് പാട്ടത്തിന് കൊടുക്കുന്നതിനെക്കാൾ ഉത്തമമെന്നും നബി. നാളെ മരിക്കുമെന്നായാലും ഇന്നൊരു മരം െവച്ചുപിടിപ്പിക്കാനാണ് നബി നിർദേശിച്ചത്. ഭാവിയിലുള്ളവർക്ക് അത് ഉപകാരപ്പെടും. ഒരാൾ നട്ട മരത്തിൽനിന്ന് പഴം തിന്നുന്ന പക്ഷികളും പ്രാണികളുമൊക്കെ അയാൾക്കുവേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു കൊണ്ടിരിക്കുമത്രേ. വിനയമുള്ളവരുടെ ചങ്ങാതിയാണ് കൃഷിയുപകരണങ്ങൾ എന്നും നബിവചനമുണ്ട്. ധാന്യം വിളയുന്ന കൃഷിയിടങ്ങളെ അല്ലാഹുവിന്റെ അനുഗ്രഹമായാണ് ഖുർആൻ ഗണിക്കുന്നത്. ‘ഭൂമിയെ സൃഷ്ടികൾക്കുവേണ്ടി വിരിച്ചു. അതിൽ പഴവർഗങ്ങളും കൂമ്പാളകളുള്ള ഈത്തപ്പനകളുമുണ്ട്. വൈക്കോലുള്ള ധാന്യവർഗങ്ങളും സുഗന്ധച്ചെടികളുമുണ്ട്. നാഥന്റെ ഈ അനുഗ്രഹങ്ങളെ എങ്ങനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?’ (55/10-13) ‘നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിനുവേണ്ടി മഴ ശക്തിയായി നാം വർഷിപ്പിച്ചു. പിന്നെ ഭൂമിയെ ഉഴുതു മറിച്ചു. അതിൽ ധാന്യങ്ങളും മുന്തിരിയും സസ്യങ്ങളും ഈത്തപ്പനയും ഇടതൂർന്ന തോട്ടങ്ങളും പഴങ്ങളും കാലിത്തീറ്റയും നാം ഉത്‌പാദിപ്പിച്ചു. നിങ്ങൾക്കും നിങ്ങളുടെ കാലികൾക്കും ഉപയോഗിക്കാൻ വേണ്ടി.’ (80/24-27) കാലി വളർത്തുന്നതും പുണ്യകർമമാണ്. പല പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു. എട്ടു കൊല്ലം ആടിനെ വളർത്തിയാണ് പ്രാചകൻ മൂസാ (മോശെ) തന്റെ ഭാര്യയുടെ മഹ്ർ കൊടുത്തത്. മുഹമ്മദ് നബിയും ചെറുപ്പത്തിൽ ആടിനെ മേച്ചിരുന്നു ദൈവം പറയുകയാണ്: ‘പന്തലിൽ വളർത്തുന്നതോ അല്ലാത്തതോ ആയ തോട്ടങ്ങൾ; വ്യത്യസ്തഫലങ്ങളുള്ള ഈത്തപ്പനകളും ധാന്യവർഗങ്ങളും വ്യത്യസ്തങ്ങളായ ഒലീവുകളും ഉറുമാൻ മരങ്ങളും – എല്ലാം സൃഷ്ടിച്ചത് അവനാണ്. അവയുടെ കായ് കനികനികൾ നിങ്ങൾ ഭക്ഷിക്കുന്നു. അവ പറിച്ചെടുക്കുന്ന ദിവസം അവയിൽ മറ്റുള്ളവർക്കുള്ള അവകാശം നിങ്ങൾ കൊടുത്തു കൊള്ളുവിൻ. ദുർവ്യയം അരുത്. അവരെ അല്ലാഹു ഇഷ്ടപ്പെടില്ല; തീർച്ച.’ 96/141) ഒരു പ്രധാന അന്താരാഷ്ട്ര കിരീടമില്ലാത്തതായിരുന്നു ഇത്രയും കാലം അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ സംഭവബഹുലമായ കരിയറിനെ അപൂർണമാക്കിയിരുന്നത്. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അർജന്റീനക്കൊപ്പം കിരീടം ചൂടിയതോടെ മെസിയുടെ ആ കുറവും നികന്നിരിക്കുന്നു. അർജന്റീനക്കൊപ്പവും കിരീടം ചൂടാനായതോടെ എക്കാലത്തെയും മികച്ചവനെന്ന പദവിയിൽ മെസി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞെന്നാണ്‌ ഒരു വിഭാഗം ഫുട്ബോൾ ആരാധകർ പറയുന്നത്. കോപ്പ അമേരിക്ക വിജയത്തിന് പിന്നാലെ മെസിയെ ഫുട്ബോൾ ലോകം വാനോളം ഉയർത്തുമ്പോളും അർജന്റൈൻ ഇതിഹാസ താരം മരിയോ കെമ്പസിനെ സംബന്ധിച്ചിടത്തോളം മെസി, ഇപ്പോളും ഇതിഹാസ താരം ഡിയഗോ ‌മറഡോണക്ക് താഴെയാണ്. തുടർച്ചയായി നാല് ലോകകപ്പുകൾ നേടിയാൽപ്പോലും മെസിക്ക്, മറഡോണയേക്കാൾ മികച്ചവനാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കെമ്പസ്, മറഡോണക്ക് ലോകമെമ്പാട് നിന്നും ലഭിച്ച അതിയായ ആദരവ് മറികടക്കുക വളരെയധികം പ്രയാസമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. "മെസിയുടെ ദൗർഭാഗ്യം എന്തായിരുന്നുവെന്നു വെച്ചാൽ, ഡിയഗോ മറഡോണയുടെ പകരക്കാരനായിരുന്നു അദ്ദേഹം. ലോകമെമ്പാടു നിന്നും ഡിയഗോക്ക് ലഭിച്ച താരാരാധന മറികടക്കുക വളരെയധികം പ്രയാസമാണ്." "തുടർച്ചയായി 4 ലോകകപ്പുകൾ നേടിയാലും മറഡോണയേക്കാൾ മികച്ചവനാകാൻ മെസിക്ക് കഴിയില്ല. അദ്ദേഹം ഇപ്പോളും ലോകകപ്പ് നേടിയിട്ടില്ല. മെസി എത്ര കിരീടങ്ങൾ നേടിയിട്ടും എന്തൊക്കെ ജയിച്ചിട്ടും കാര്യമില്ല. ഒരിക്കലും ഡിയഗോ ചെയ്ത കാര്യങ്ങളുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല കെമ്പസ് കൂട്ടിച്ചേർത്തു. അതേ സമയം മാന്ത്രിക പ്രകടനം പുറത്തെടുത്തായിരുന്നു മെസി ഈ വർഷത്തെ കോപ്പ അമേരിക്കയിൽ അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിന്റെ ആദ്യാവസാനം മികച്ച ഫോമിൽ കളിച്ച മെസി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ടീമിനായി നേടിയത്. കോപ്പയിൽ ഇത്തവണത്തെ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവ നേടിയതും മറ്റാരുമായിരുന്നില്ല. അബുദാബി: സര്‍ക്കാര്‍ സേവനങ്ങള്‍ക്കു ഈടാക്കിയ പണം തിരിച്ചു ലഭിക്കാനുള്ള ഇ റീഫണ്ട് സംവിധാനം പരിഷ്‌കരിച്ചു. എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്നുള്ള തുകയും ഇങ്ങനെ വീണ്ടെടുക്കാമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. യുഎഇ പാസ് ഡിജിറ്റല്‍ ഐഡിയും രഹസ്യകോഡും ഉപയോഗിച്ചാണ് ഇറീഫണ്ടിനു അപേക്ഷിക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ പണം വീണ്ടെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക. കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി ഡോ.ഷംസീര്‍ വയലില്‍. – Pravasa Lokam കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി ഡോ.ഷംസീര്‍ വയലില്‍. – Pravasa Lokam 2:19 pm വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 1:50 pm നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 9:08 pm കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു. 8:14 pm ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി ഡോ.ഷംസീര്‍ വയലില്‍. അബുദബി: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി അബുദാബിയിലെ വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ സി.എം.ഡി ഡോ.ഷംസീര്‍ വയലില്‍. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ആരോഗ്യം,പാര്‍പ്പിടം,വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക. ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം,മരുന്ന്,കുടിവെള്ളം എന്നിവ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.നിപ്പാ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ രണ്ടുകോടിയുടെ സഹായമാണ് ഈ കോഴിക്കോട്ടുകാരന്‍ നല്‍കിയത്. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ രോഗ പ്രതിരോധ വസ്തുക്കള്‍ എത്തിച്ചതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തന മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞത്. ഒരു വ്യക്തി നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ആഗോള തലത്തില്‍ ശ്രദ്ധേയനായ മലയാളി എം എ യൂസഫലിയുടെ മകളുടെ ഭര്‍ത്താവാണ് ആരോഗ്യമേഖലയില്‍ വന്‍ സംരഭങ്ങളുള്ള ഡോ.ഷംസീര്‍ വയലില്‍. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക് ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌ ട്വിറ്റർ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹി ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച്‌ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നല്‍കിയതില്‍ […] പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച ട്വിറ്ററിനു ഇന്ത്യയിൽ നിയമ പരിരക്ഷ നഷ്ടമായി ന്യൂഡൽഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കാത്തതിനെ തുടർന്നാണിത്. ട്വിറ്ററിനെതിരേ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് […] ഞങ്ങൾ ഒരു വാങ്ങിയിട്ടുണ്ട് ലാറ്ററൽ ഫ്ലോ സ്ട്രിപ്പ് കട്ടർ ആന്റിടെക്ക് ലൈഫ് സയൻസസിൽ നിന്ന് കഴിഞ്ഞ വർഷം, ഇത് എല്ലായ്പ്പോഴും നന്നായി പ്രവർത്തിക്കുന്നു. ആന്റിടെക് ഉയർന്ന നിലവാരം നൽകുക മിനി മൈക്രോപിപ്പറ്റ് 1-100 ഉൽ വോളിയത്തിൽ നിന്ന്, ഇത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ അദ്ധ്യാപനത്തിൽ ഉപയോഗിക്കുന്നു. ഞാൻ ഒരെണ്ണം വാങ്ങി അപകേന്ദ്രം വലിയ അളവിലുള്ള ഉൽപാദനത്തിൽ ഞാൻ ഉപയോഗിച്ച ഉയർന്ന അളവിലുള്ള ശേഷി ഉപയോഗിച്ച്, 200% ശേഷി ഉയർത്തുക. A1-519, സിങ്‌ഗാംഗ് ഗുവോജി, യിങ്‌ബിൻ റോഡ്, ഹുവാഡു, ഗ്വാങ്‌ഷ ou, ചൈന LinkedIn ഫേസ്ബുക്ക് പോസ്റ്റ് YouTube RSS ട്വിറ്ററിലൂടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ശൂന്യമാണ് rss- ശൂന്യമാണ് ലിങ്ക്ഡിൻ-ശൂന്യമാണ് പോസ്റ്റ് YouTube ട്വിറ്ററിലൂടെ ഇൻസ്റ്റാഗ്രാം ഞങ്ങളുടെ വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു. ഈ സൈറ്റ് ഉപയോഗിക്കുന്നത് തുടരുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം നിങ്ങൾ അംഗീകരിക്കുന്നു. കൽകുണ്ടിൽ കനത്ത മഴ; ആർത്തല നിവാസികളെ ക്യാന്പിലേക്കു മാറ്റി കരുവാരകുണ്ട്: ഇന്നലെ വൈകുന്നേരം കൽകുണ്ട് മലയോരത്ത് പെയ്ത കനത്ത മഴയെ തുടർന്നു മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കരുവാരകുണ്ട് കൽകുണ്ട് ആർത്തല കോളനിയിലെ കുടുംബങ്ങളെ കരുവാരകുണ്ട് പോലീസ്, കൽകുണ്ട് സെന്‍റ് മേരീസ് ദേവാലയത്തിൽ സജ്ജമാക്കിയ ക്യാന്പിലേക്കു മാറ്റി. ഇരുപതോളം കുടുംബങ്ങളാണ് ആർത്തല കോളനിയിൽ വസിക്കുന്നത്. മഴയെ തുടർന്നു ഒലിപ്പുഴയിലും കല്ലൻപുഴയിലും ശക്തമായ മലവെള്ളപാച്ചിലാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ഒലിപ്പുഴ കരകവിഞ്ഞൊഴുകി. ഒലിപ്പുഴയിലൂടെയുള്ള മലവെള്ളപാച്ചിലിനെ തുടർന്ന് മാന്പറ്റപാലം തകർച്ചാഭീഷണിയിലാണ്. ഒലിപ്പുഴയുടെ തീരപ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടു പല കുടുംബങ്ങളും ബന്ധുജനങ്ങളുടെ വീടുകളിൽ അഭയം പ്രാപിച്ചു. എന്നാൽ കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധുജനങ്ങളുടെ വീടുകളിലേക്കു പോകാനും ജനങ്ങൾക്കു ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ട മഴയിൽ ഒലിപ്പുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളടക്കമുള്ളവ പുഴയെടുത്തിരുന്നു. കുറ്റിപ്പുറം: കുറ്റിപ്പുറം കാങ്കപ്പുഴ കടവ് തോണിക്കടവത്ത് സബാഹിന്‍റെ ഭാര്യ അസ്ന (29)യുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു നിലന്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളിപൊയിൽ അഞ്ചുകണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (27) പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു സംസ്ഥാന അവാർഡ് പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനു വീണ്ടും സംസ്ഥാനതല അവാർഡ്. ഇ-ശ്രം രജിസ്ട്രേഷൻ: ജില്ലയിൽ ഒരു ലക്ഷം കാർഡുകൾ നൽകി മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷ മങ്കട: കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക പുഴക്കാട്ടിരി: കടുങ്ങപുരം ജിഎച്ച്എസ്എസിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചരിത്ര സെമിനാർ ഇന്നു സ്കൂൾ ഓഡി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നിലനിർത്താൻ ശ്രേയംസ്കുമാർ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് മലപ്പുറം: എൽജെഡി നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർക്കെതിരെ സംസ്ഥാന കമ്മിറ്റിയെടുത്ത നട രാജീവ് ഗാന്ധി അവാർഡ് ആര്യാടൻ മുഹമ്മദിന് മലപ്പുറം: രാജീവ് ഗാന്ധി സെന്‍റർ 2020ൽ പ്രഖ്യാപിച്ച രാജീവ് ഗാന്ധി അവാർഡ് (25,000 രൂപയും ഉപഹാരവും) ഡിസംബർ അഞ്ചിനു മലപ്പുറ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ്: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടന്ന ജില്ലാ ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം: ചർച്ച നടത്തി മലപ്പുറം: ഗാർഹികപീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ കൂട്ടായ്മ ലോകത്തിനു മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം: സർക്കാർ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള മൂത്തേടം പഞ്ചായത്തിലെ കുറ്റിക്കാട് എസ്‌സി കോളനിയിലെ കുടിവെ എടക്കര: എടക്കര പഞ്ചായത്ത് ബൈപാസ് റോഡിനോട് ചേർന്നു വൻ മാലിന്യക്കൂന്പാരം. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതൽ ടൗണിലെ ചില വ് മങ്കട മണ്ഡലത്തിലെ ബൈപാസുകൾ ഉടൻ യാഥാർഥ്യമാക്കണം: എംഎൽഎ മങ്കട: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തും മക്കരപ്പറന്പിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരോടംപാലം വൈലോങ്ങ നിലന്പൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആര്യാടൻ ഷൗക്കത്തിന് നിലന്പൂർ നിയോജക മണ്ഡലം ഐഎൻടിയുസി കമ്മി പൊതുവിദ്യാലയങ്ങൾ സ്വകാര്യമേഖലയോടു കിടപിടിക്കുന്ന വളർച്ച കൈവരിച്ചു: മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കു തിരൂർ: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന നിക്ഷേപക അകന്പാടം ബസ് സ്റ്റാൻഡിന് 15 വർഷം; അനുമതി ഇനിയും ലഭിച്ചില്ല നിലന്പൂർ: അകന്പാടത്ത് ബസ് സ്റ്റാൻഡ് വന്നിട്ട് 15 വർഷം പൂർത്തിയായി. എന്നാൽ ഇതുവരെയും സ്റ്റാൻഡിനുള്ള അനുമതി ലഭിച്ചിട്ട മലയോര പാത നിർമാണം: പാലുണ്ട-മുണ്ടേരി റൂട്ടിൽ വാഹനയാത്ര ദുരിതപൂർണം എടക്കര: മലയോര പാതയുടെ നിർമാണം നടക്കുന്ന ചാത്തംമുണ്ട മുതൽ ഞെട്ടിക്കുളം വരെയുള്ള ഭാഗങ്ങളിൽ വാഹന യാത്ര ദുരിതപൂർണമ സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്‍റെയും മലപ്പുറം നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെയും സംയുക്താഭിമുഖ്യ കോവിഡ്: ആദ്യ ഡോസ് എടുക്കാത്തവർ 85401 മലപ്പുറം: കോവിഡ് വാക്സിനേഷനിൽ ഒന്നാം ഡോസ് എടുത്തവർ രണ്ടാം ഡോസും എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നു ജില്ലാ മെഡി മക്കരപ്പറന്പ: ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം മക്കരപ്പറന്പ ലോക്കൽ കമ്മ പെരിന്തൽമണ്ണ: മാതാപിതാക്കൾക്കായും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനായുള്ള മെയിന്‍റനൻസ് ട്രിബ്യൂണലിന്‍റെ പരാതി പരി നിലന്പൂർ: ഭർത്താവിന്‍റെ മർദനത്തിൽ പരിക്കേറ്റ യുവതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ എടക്കര: മൂത്തേടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 72 -ാമത് ഭരണഘടനാ ദിനം ആഘോ കരുവാരകുണ്ട്: ഇന്ധന, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നു ക ബിഎസ്എൻഎൽ മെഗാ കസ്റ്റമർ മീറ്റ് 29 മുതൽ മലപ്പുറം: ബിഎസ്എൻഎൽ മലപ്പുറം ബിഎ 29 മുതൽ ഡിസംബർ ഏഴുവരെ ജില്ലയിലെ 30 കസ്റ്റമർ കെയർ സെന്‍ററുകളിൽ മെഗാ കസ്റ്റമര് മീറ മലപ്പുറം കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കി ഉയർത്തും: മന്ത്രി ഡോ.ആർ.ബിന്ദു മലപ്പുറം: മലപ്പുറം ഗവണ്‍മെന്‍റ് കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുമെന്നു ഉന്നത നിലന്പൂർ: ഒരു വർഷമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം. ചുങ്കത്തറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നട പെരിന്തൽമണ്ണ: കെൽസ ലീഗൽ അവെയർനസ് ക്വിസ് സ്കൂൾ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസ പാതായ്ക്കര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു പെരിന്തൽമണ്ണ: പാതായ്ക്കര എയുപി സ്കൂളിലെ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രിഡോ. ആർ. ബിന്ദു നിർ താഴെക്കോട്: താഴെക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രവർത്തക കണ്‍വൻഷൻ കോണ്‍ഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ.വി.എസ് ജേ പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പിടിയിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ പിൻഭാഗത്തുള്ള ജൈവവൈവിധ്യ അവാർഡ് കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂളിന് കരുവാരകുണ്ട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയം അവാർഡ് കരുവാരകുണ്ട് ഗവണ ഉത്സവപ്രതീതിയിൽ മൊബൈൽ ടവർ ഉദ്ഘാടനം; ‘മണ്ണുംകുളം ഇനി പരിധിക്ക് പുറത്തല്ല’ പുഴക്കാട്ടിരി: മൊബൈൽ നെറ്റ് വർക്ക് തകരാറുകൾ പരിഹരിക്കുന്നതിനായി സ്വന്തമായി ടവർ സ്ഥാപിക്കണമെന്നസ്വപ്നം യാഥാർഥ്യമാ ഹയർ സെക്കൻഡറിയിൽ അക്കഡേമിക് മാർഗരേഖ പുറത്തിറക്കണം: എച്ച്എസ്എസ്ടിഎ നിലന്പൂർ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകൾ ഓഫ് ലൈനായി ആരംഭിച്ച സാഹചര്യത്തിൽ അക്കഡേമിക് മാർഗരേഖ അടിയന്തി ബാല്യം പദ്ധതി: അങ്ങാടിപ്പുറം പഞ്ചായത്തു തല ഉദ്ഘാടനം പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സാവകുപ്പ് ഐസിഡിഎസിന്‍റെ സഹക നിലന്പൂർ: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജാതി വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു നിലന്പൂർ: വനിതകൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമൽ കോളജ് ഇഡി ക്ലബ്ബും ജൻശിക്ഷണ്‍ സൻസ്ഥാനും ചേ എടക്കര: വഴിക്കടവ് കാരക്കോട് ദേവീ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം ശനിയാഴ്ച വിപുലമായി ആഘോഷിക്കാൻ കമ്മിറ്റി തീരുമാനിച്ചു. എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ താലൂക്ക് സമ്മേളനം നിലന്പൂർ: എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ അസോസിയേഷൻ നിലന്പൂർ താലൂക്കിന്‍റെ ആറാമത് സമ സിസ്റ്റർ ലില്ലി ജോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ കോഴിക്കോട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറാ ചുങ്കത്തറ ഡയാലിസിസ് സെന്‍റർ: ധനസഹായം കൈമാറി എടക്കര: ചുങ്കത്തറ സാമൂഹ്യരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തന ഫണ്ടിലേക്ക് എടക്കര പഞ്ചായത്ത് സപ്പോ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പടെ 414 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മലപ്പുറം: രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചകവാതകവില കുറയ്ക്കാൻ കേന്ദ്രസർക്കാർ എ കിഴക്കേത്തല ജിഎൽപി സ്കൂളിൽ റേഡിയോ പ്രവർത്തനം തുടങ്ങി കരുവാരകുണ്ട്: കരുവാരകുണ്ട് കിഴക്കേതല ജിഎൽപി സ്കൂളിൽ സ്കൂൾ റേഡിയോ പ്രവർത്തനം തുടങ്ങി. സ്കൂൾ വാണി എന്ന പേരിൽ പ്രവർത പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ വ്യവസായ സംരംഭകർക്കായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഏകദിന നിക്ഷേപക സംഗമം പ അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ അൻപത്തിമൂന്നാം വാർഷികം ശബരിമല അയ്യപ്പ സേവ കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങുന്നതിൽ ദുരൂഹതയെന്ന് കരുവാരകുണ്ട്: സൈലന്‍റ് വാലി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റിനു കീഴിൽ കരുവാരകുണ്ടിൽ വീണ്ടും ഒരു പുതിയ ഫോറസ്റ്റ് സ്റ്റേഷൻ തു കുറ്റിപ്പുറം: കുറ്റിപ്പുറം കാങ്കപ്പുഴ കടവ് തോണിക്കടവത്ത് സബാഹിന്‍റെ ഭാര്യ അസ്ന (29)യുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു നിലന്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളിപൊയിൽ അഞ്ചുകണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (27) പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു സംസ്ഥാന അവാർഡ് പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനു വീണ്ടും സംസ്ഥാനതല അവാർഡ്. ഇ-ശ്രം രജിസ്ട്രേഷൻ: ജില്ലയിൽ ഒരു ലക്ഷം കാർഡുകൾ നൽകി മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷ മങ്കട: കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക പുഴക്കാട്ടിരി: കടുങ്ങപുരം ജിഎച്ച്എസ്എസിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചരിത്ര സെമിനാർ ഇന്നു സ്കൂൾ ഓഡി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നിലനിർത്താൻ ശ്രേയംസ്കുമാർ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് മലപ്പുറം: എൽജെഡി നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർക്കെതിരെ സംസ്ഥാന കമ്മിറ്റിയെടുത്ത നട രാജീവ് ഗാന്ധി അവാർഡ് ആര്യാടൻ മുഹമ്മദിന് മലപ്പുറം: രാജീവ് ഗാന്ധി സെന്‍റർ 2020ൽ പ്രഖ്യാപിച്ച രാജീവ് ഗാന്ധി അവാർഡ് (25,000 രൂപയും ഉപഹാരവും) ഡിസംബർ അഞ്ചിനു മലപ്പുറ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ്: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടന്ന ജില്ലാ ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം: ചർച്ച നടത്തി മലപ്പുറം: ഗാർഹികപീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ കൂട്ടായ്മ ലോകത്തിനു മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം: സർക്കാർ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള മൂത്തേടം പഞ്ചായത്തിലെ കുറ്റിക്കാട് എസ്‌സി കോളനിയിലെ കുടിവെ എടക്കര: എടക്കര പഞ്ചായത്ത് ബൈപാസ് റോഡിനോട് ചേർന്നു വൻ മാലിന്യക്കൂന്പാരം. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതൽ ടൗണിലെ ചില വ് മങ്കട മണ്ഡലത്തിലെ ബൈപാസുകൾ ഉടൻ യാഥാർഥ്യമാക്കണം: എംഎൽഎ മങ്കട: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തും മക്കരപ്പറന്പിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരോടംപാലം വൈലോങ്ങ നിലന്പൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആര്യാടൻ ഷൗക്കത്തിന് നിലന്പൂർ നിയോജക മണ്ഡലം ഐഎൻടിയുസി കമ്മി പൊതുവിദ്യാലയങ്ങൾ സ്വകാര്യമേഖലയോടു കിടപിടിക്കുന്ന വളർച്ച കൈവരിച്ചു: മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കു തിരൂർ: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന നിക്ഷേപക അകന്പാടം ബസ് സ്റ്റാൻഡിന് 15 വർഷം; അനുമതി ഇനിയും ലഭിച്ചില്ല നിലന്പൂർ: അകന്പാടത്ത് ബസ് സ്റ്റാൻഡ് വന്നിട്ട് 15 വർഷം പൂർത്തിയായി. എന്നാൽ ഇതുവരെയും സ്റ്റാൻഡിനുള്ള അനുമതി ലഭിച്ചിട്ട മലയോര പാത നിർമാണം: പാലുണ്ട-മുണ്ടേരി റൂട്ടിൽ വാഹനയാത്ര ദുരിതപൂർണം എടക്കര: മലയോര പാതയുടെ നിർമാണം നടക്കുന്ന ചാത്തംമുണ്ട മുതൽ ഞെട്ടിക്കുളം വരെയുള്ള ഭാഗങ്ങളിൽ വാഹന യാത്ര ദുരിതപൂർണമ സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്‍റെയും മലപ്പുറം നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെയും സംയുക്താഭിമുഖ്യ കോവിഡ്: ആദ്യ ഡോസ് എടുക്കാത്തവർ 85401 മലപ്പുറം: കോവിഡ് വാക്സിനേഷനിൽ ഒന്നാം ഡോസ് എടുത്തവർ രണ്ടാം ഡോസും എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നു ജില്ലാ മെഡി മക്കരപ്പറന്പ: ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം മക്കരപ്പറന്പ ലോക്കൽ കമ്മ പെരിന്തൽമണ്ണ: മാതാപിതാക്കൾക്കായും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനായുള്ള മെയിന്‍റനൻസ് ട്രിബ്യൂണലിന്‍റെ പരാതി പരി നിലന്പൂർ: ഭർത്താവിന്‍റെ മർദനത്തിൽ പരിക്കേറ്റ യുവതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ എടക്കര: മൂത്തേടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 72 -ാമത് ഭരണഘടനാ ദിനം ആഘോ കരുവാരകുണ്ട്: ഇന്ധന, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നു ക ബിഎസ്എൻഎൽ മെഗാ കസ്റ്റമർ മീറ്റ് 29 മുതൽ മലപ്പുറം: ബിഎസ്എൻഎൽ മലപ്പുറം ബിഎ 29 മുതൽ ഡിസംബർ ഏഴുവരെ ജില്ലയിലെ 30 കസ്റ്റമർ കെയർ സെന്‍ററുകളിൽ മെഗാ കസ്റ്റമര് മീറ മലപ്പുറം കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കി ഉയർത്തും: മന്ത്രി ഡോ.ആർ.ബിന്ദു മലപ്പുറം: മലപ്പുറം ഗവണ്‍മെന്‍റ് കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുമെന്നു ഉന്നത നിലന്പൂർ: ഒരു വർഷമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം. ചുങ്കത്തറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നട പെരിന്തൽമണ്ണ: കെൽസ ലീഗൽ അവെയർനസ് ക്വിസ് സ്കൂൾ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസ പാതായ്ക്കര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു പെരിന്തൽമണ്ണ: പാതായ്ക്കര എയുപി സ്കൂളിലെ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രിഡോ. ആർ. ബിന്ദു നിർ താഴെക്കോട്: താഴെക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രവർത്തക കണ്‍വൻഷൻ കോണ്‍ഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ.വി.എസ് ജേ പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പിടിയിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ പിൻഭാഗത്തുള്ള ജൈവവൈവിധ്യ അവാർഡ് കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂളിന് കരുവാരകുണ്ട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയം അവാർഡ് കരുവാരകുണ്ട് ഗവണ ഉത്സവപ്രതീതിയിൽ മൊബൈൽ ടവർ ഉദ്ഘാടനം; ‘മണ്ണുംകുളം ഇനി പരിധിക്ക് പുറത്തല്ല’ പുഴക്കാട്ടിരി: മൊബൈൽ നെറ്റ് വർക്ക് തകരാറുകൾ പരിഹരിക്കുന്നതിനായി സ്വന്തമായി ടവർ സ്ഥാപിക്കണമെന്നസ്വപ്നം യാഥാർഥ്യമാ ഹയർ സെക്കൻഡറിയിൽ അക്കഡേമിക് മാർഗരേഖ പുറത്തിറക്കണം: എച്ച്എസ്എസ്ടിഎ നിലന്പൂർ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകൾ ഓഫ് ലൈനായി ആരംഭിച്ച സാഹചര്യത്തിൽ അക്കഡേമിക് മാർഗരേഖ അടിയന്തി ബാല്യം പദ്ധതി: അങ്ങാടിപ്പുറം പഞ്ചായത്തു തല ഉദ്ഘാടനം പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സാവകുപ്പ് ഐസിഡിഎസിന്‍റെ സഹക നിലന്പൂർ: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജാതി വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു നിലന്പൂർ: വനിതകൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമൽ കോളജ് ഇഡി ക്ലബ്ബും ജൻശിക്ഷണ്‍ സൻസ്ഥാനും ചേ എടക്കര: വഴിക്കടവ് കാരക്കോട് ദേവീ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം ശനിയാഴ്ച വിപുലമായി ആഘോഷിക്കാൻ കമ്മിറ്റി തീരുമാനിച്ചു. എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ താലൂക്ക് സമ്മേളനം നിലന്പൂർ: എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ അസോസിയേഷൻ നിലന്പൂർ താലൂക്കിന്‍റെ ആറാമത് സമ സിസ്റ്റർ ലില്ലി ജോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ കോഴിക്കോട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറാ ചുങ്കത്തറ ഡയാലിസിസ് സെന്‍റർ: ധനസഹായം കൈമാറി എടക്കര: ചുങ്കത്തറ സാമൂഹ്യരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തന ഫണ്ടിലേക്ക് എടക്കര പഞ്ചായത്ത് സപ്പോ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പടെ 414 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മലപ്പുറം: രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചകവാതകവില കുറയ്ക്കാൻ കേന്ദ്രസർക്കാർ എ കിഴക്കേത്തല ജിഎൽപി സ്കൂളിൽ റേഡിയോ പ്രവർത്തനം തുടങ്ങി കരുവാരകുണ്ട്: കരുവാരകുണ്ട് കിഴക്കേതല ജിഎൽപി സ്കൂളിൽ സ്കൂൾ റേഡിയോ പ്രവർത്തനം തുടങ്ങി. സ്കൂൾ വാണി എന്ന പേരിൽ പ്രവർത പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ വ്യവസായ സംരംഭകർക്കായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഏകദിന നിക്ഷേപക സംഗമം പ അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ അൻപത്തിമൂന്നാം വാർഷികം ശബരിമല അയ്യപ്പ സേവ കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങുന്നതിൽ ദുരൂഹതയെന്ന് കരുവാരകുണ്ട്: സൈലന്‍റ് വാലി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റിനു കീഴിൽ കരുവാരകുണ്ടിൽ വീണ്ടും ഒരു പുതിയ ഫോറസ്റ്റ് സ്റ്റേഷൻ തു മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു നീറ്റിനെതിരായ ബിൽ ഉടൻ രാഷ്‌ട്രപതിക്ക് അയയ്ക്കണമെന്നു ഗവർണറോടു സ്റ്റാലിൻ നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ് ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു നീറ്റിനെതിരായ ബിൽ ഉടൻ രാഷ്‌ട്രപതിക്ക് അയയ്ക്കണമെന്നു ഗവർണറോടു സ്റ്റാലിൻ നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ് ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ നോ ഷേവ് നവംബർ ക്യാമ്പയിന് മുന്നോടിയായി പ്രതിനിധികൾ കൊല്ലത്ത് ഒത്തുചേർന്നപ്പോൾ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് മകൻ സുമൻ ബിച്ചു അന്ത്യകർമങ്ങൾ ചെയ്യുന്നു എറണാകുളം ടൗൺ ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻ എം.പി സെബാസ്റ്റ്യൻ പോളിനെ അഭിവാദ്യം ചെയ്യുന്നു ജീവിത വേഷം ക്രിസ്മസ് പപ്പായയുടെ വേഷത്തിൽ എറണാകുളം നഗരത്തിൽ ലോട്ടറി വില്പനയ്ക്കായി ഇറങ്ങിയ മായാദേവി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന കേരള പൊലീസ് സേനാംഗങ്ങൾ മഴയിലൊഴുകി കോട്ടയം നഗരത്തിലെ രാത്രി മഴ കാഴ്ച. മഴ ചതിക്കല്ലേ കോട്ടയം ചെങ്ങളം കേളകേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിൽ കൊയ്ത്കൂട്ടിയ നെല്ല് മഴ നനയാതെ മൂടിയിടുന്ന കർഷകൻ. സ്ത്രീകൾക്ക് നേരെയുളള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തം തിരുവനന്തപുരം ഇന്ദിരാ ഭവനിൽ നിന്നും ആരംഭിച്ചപ്പോൾ. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ സംഘടിപ്പിച്ച വിളംബര ജാഥ. മഴയിൽ കുതിർന്ന കതിർമണികൾ കോട്ടയം ചെങ്ങളം കേളക്കേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിലെ കൊയ്യാറായ നെൽക്കതിർ മഴയെത്തുടർന്ന് വീണ് കിളിർത്ത്ത് കാണിക്കുന്ന കർഷകൻ. ആലുവയിൽ നിയമ വിദ്യാർത്ഥിനി മരിച്ച കേസിൽ ആരോപണ വിധേയനായ സി.ഐ സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ബെന്നി ബെഹനാൻ എം.പി, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ പൊലീസുമായി വാഗ്വാദത്തിൽ മുംബൈ ഭീകരാക്രമണത്തിന്റെ സ്മരണകൾ ഉണർത്തി സൈനീക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് കോട്ടയം ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടേയും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും നേതൃത്വത്തിൽ നൽകിയ സ്വീകരണം ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ ഭക്ഷണം വിളമ്പുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്. ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുനക്കരയിൽ സംഘടിപ്പിച്ച ഫുഡ്‌സ്‌ട്രീറ്റ്‌ അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ കൊക്കയാര്‍ പൂവഞ്ചിയിലെ ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടിയത്. മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് വിവരം. അതേസമയം ഇവിടെ മഴ അത്ര ശക്തമായിരുന്നില്ലെന്നാണ് വിവരം. കൂട്ടിക്കലിനു സമീപത്തെ കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾപൊട്ടിയത്. മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒഴുകിപ്പോയി. രണ്ടു വീടുകളിൽനിന്നുള്ള അഞ്ച് കുട്ടികളെയും രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം. കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്താണ് സംഭവം. വീടുകൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍നിന്നു കുത്തൊഴുക്കില്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം രണ്ടായി. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30 ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്. കാഞ്ഞാര്‍ – മണപ്പാടി റോഡിലെ മൂന്നുങ്കവയലിനു സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ അകപ്പെട്ടത്.യുവതിയുടെ മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. Also Read: Kerala Weather Live Updates: കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം; കൊക്കയാറിൽ ഉരുൾപൊട്ടി ഏഴുപേരെ കാണാതായി കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകള്‍ അപകടത്തിലായി. കടുവാപ്പാറയില്‍ റിസോര്‍ട്ടിന് മുകളിലേക്കു മണ്ണിടിഞ്ഞു വീണു. തൊടുപുഴ, മുട്ടം ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി. പീരുമേട്ടിലേക്ക് ദുരന്ത നിവാരണ സേനയെ അയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറക്കുളം പഞ്ചായത്തില്‍ രണ്ടും വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. വിവിധ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ മഴയെ തുടര്‍ന്ന് ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ഇന്നു രാവിലെ ബോട്ടിങ് നടത്തിയെങ്കിലും മഴ കനത്തതോടെ നിര്‍ത്തി വയ്ക്കുകയായിരുന്നു. Also Read: ഉരുൾപൊട്ടൽ: പൂർണമായി ഒറ്റപ്പെട്ട് കൂട്ടിക്കൽ, സൈന്യത്തിന്റെ സഹായം തേടി അടിമാലി-രാജാക്കാട് റോഡില്‍ വെള്ളത്തൂവലിനു സമീപം വീടിന്റെ മുറ്റമിടിഞ്ഞ് റോഡില്‍ പതിച്ച് യാത്രാ തടസം നേരിട്ടു.പകല്‍ കനത്ത് പെയ്ത മഴയ്ക്ക് വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ ജാഗ്രത തുടരുകയാണ്. മഴ തുടരുന്നത് തോട്ടം മേഖലയിലും മലയോര മേഖലയിലും ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 20നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്ഥിതി ഗൗരവതരം; സര്‍ക്കാരിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും: മുഖ്യമന്ത്രി രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; വിജയം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് അന്താരാഷ്ട്ര വിമാന യാത്രാ ഇളവുകൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടാനുള്ള കാരണങ്ങൾ ഇവയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് ആർടി-പിസിആർ ഫലം നിർബന്ധം മഴ എത്തി; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ ജോഫിൻ ISL 2021-22-East Bengal vs ATK Mohun Bagan: ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് എടികെ മോഹൻ ബഗാൻ ജീവനക്കാരിയുടെ പരാതി; ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഷൻ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയിലേക്ക് എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്, നേട്ടങ്ങൾ എന്തൊക്കെ? മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ യുഎഇയിലെ ആദ്യ ഡ്രൈവർലെസ് ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്തു Samsung Galaxy A03: സാംസങ് ഗാലക്‌സി എ03 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം ട്രാക്ടർ റാലി പിൻവലിച്ചതായി കർഷകർ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് മന്ത്രി തോമർ 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5144 പേര്‍ക്ക് രോഗമുക്തി വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും ധനസഹായവും; കീഴടങ്ങിയാൽ എല്ലാ മാവോയിസ്റ്റുകൾക്കും സഹായം ആര്‍ടി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു ശബരിമല ദര്‍ശനം: കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട നോക്കുകൂലി: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം ഹലാലിന്റെ അര്‍ത്ഥം നല്ല ഭക്ഷണമെന്ന് മാത്രം; ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ഓഗസ്റ്റ് മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. 5 (five;/f[invalid input a']iv ഒരു അക്കം, എണ്ണൽ സംഖ്യ, അഞ്ച് എന്ന അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം.4 നും6നുമിടയിലെ സംഖ്യ. സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ശ്രീദേവി വിടപറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഷോക്കിൽ നിന്ന് വിട്ട് മാറാൻ താരങ്ങൾക്കായിട്ടില്ല. ഇപ്പോഴും ശ്രീദേവിയുടെ വസതിയിലേയ്ക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ശ്രീദേവി ഇനി ഇല്ലെന്നുള്ള സത്യം ഉൾകൊള്ളാൻ വീട്ടുകാരെ പോലെ സഹപ്രവർത്തകരും ആരാധകരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടു ഉൾക്കൊള്ളാൻ പറ്റാത്ത സ്ഥിതിയിലാണത്രേ. ഇപ്പോഴിത ശ്രീദേവിയുടെ കുടംബത്തെ കാണാനായി താരദമ്പതിമാരായ വിര്ട് കോലിയും അനുഷ്കയും എത്തിയിരിക്കുകയാണ്.ശ്രീദേവിയുടെ മുംബൈയിലുള്ള വസതിയായ ലോഖണ്ഡവാലിയിലെ വസതിയിലാണ് അനുഷ്ക -വിരാട് ദമ്പതിമാർ എത്തിയ്ത്. കുറെ നേരം ചെലവഴിച്ചിട്ടാണ് അവർ തിരികെ പോയത്. കഴിഞ്ഞ കുറച്ചു നാളുകളായി താരദമ്പതിമാർ തിരക്കുകളിലായിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരമ്പരയുടെ തിരക്കിലായിരുന്നു കോലി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്. അതുപോലെ വരുൺ ധാധവൻ നായകനാകുന്ന ചിത്രത്തിലാണ് അനുഷ്ക ഇപ്പോൾ അഭിനയിച്ചു വരുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാരിയുടെ പ്രെമോഷൻ തുരക്കിലായിരുന്നു താരം. ശ്രീദേവിയുടെ മരണം ബോളിവുഡിലെ മറ്റു താരങ്ങളെ പോലെ അനുഷ്കയേയും ഞെട്ടിച്ചിരുന്നു. താരത്തിന്റെ വിയോഗത്തിനു ശേഷം അനുശോചനം അറിയിച്ച അനുഷ്ക രംഗത്തെത്തിയിരുന്നു. താൻ ഷോക്കിലാണെന്നും. താരം ട്വീറ്റ് ചെയ്തിരുന്നു. ശ്രീദേവിയുമായിഅനുഷ്കയ്ക്ക് വളരെ ആടുത്ത ബന്ധമുണ്ടായിരുന്നു. മുംബൈയിൽ വെച്ചു നടന്ന അനുഷ്ക വിരാട് വിവാഹ റിസ്പഷന് ഇവർ പങ്കെടുത്തിരുന്നു.ശ്രീദേവിയുടെ വിയോഗം ബോളിവുഡിനു തീര നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. താരങ്ങൾ തങ്ങളുടെ ദുഃഖം പങ്കുവെച്ച് ഇപ്പോൾ രംഗത്തെത്തിയിരുന്നു. ശ്രീദേവി എന്ന വ്യക്തി എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. സഹപ്രവർത്തകരുമായി നല്ല ആരോഗ്യകരമായ ബന്ധമായിരുന്നു ഇവർക്ക്. താൻ ഒരു നടിയാകാനുള്ള കാരണങ്ങളിൽ ഒന്ന് ശ്രീദേവിയാണെന്ന് ബോളുവുഡ് താരം പ്രിയങ്ക ചോപ്ര വ്യക്തമാക്കിയിരുന്നു. ടൈം മാഗസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക മനസ് തുറന്നത്. തന്റെ ബാല്യകാലത്ത് തന്നെ ഏറ്റവും കൂടുതൽ സ്വധീനിച്ച വ്യക്തി ശ്രീദേവി. അതിനാൽ തന്നെ അവരുടെ മരണവാർത്ത കേട്ടപ്പോൾ താൻ തകർന്നു പോയെന്നും പ്രിയങ്ക പറഞ്ഞു. മരണ ആദ്യം കേട്ടപ്പോൾ മനസിന് അടിയേറ്റ പോലെയായിരുന്നെന്നും അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഡിക്യു ആരാധകർക്കൊരു സന്തോഷ വാർത്ത കാര്‍വന്‍റെ തിയതി പ്രഖ്യാപിച്ചു. ആരാധകരുടെ കാത്തിരുപ്പിന് അവസാനം. മലായാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം തീയേറ്ററിൽ എത്തുക. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകൻ. റോണി സ്‌ക്രൂവാല ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറിനൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന …] ഇതൊന്നും കാണാന്‍ നടി ശ്രീദേവിയ്ക്ക് ഭാഗ്യമില്ലാതെ പോയല്ലോ താരപുത്രി ഖുഷിയും സിനിമയിലേക്ക് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ നിരാശയിലാക്കി നടി ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു നടിയുടെ മരണം. സിനിമയില്‍ സജീവമായിരുന്ന ശ്രീദേവി ബാക്കി വെച്ചിട്ട് പോയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. മൂത്തമകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. ഇത് കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നില്ല. ജാന്‍വി നായികയായി അഭിനയിച്ച ധടക് എന്ന ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ് …] കോടികളാണ് വാങ്ങുന്നത്! രാജമൗലി ചിത്രത്തിനായി ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം? താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. ആര്‍ ആര്‍ ആര്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയുമായാണ് സിനിമയെത്തുന്നത്. രാം ചരണ്‍, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, ജൂനിയര്‍ എന്‍ടി ആര്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ […] ശ്രീദേവിയുടെ സംസ്‌കാര ചടങ്ങായിരുന്നില്ല, ഫാഷന്‍ പരേഡായിരുന്നു! നാണമാവില്ലേ താരങ്ങളെ നിങ്ങള്‍ക്ക്. തിരക്കുകള്‍ മാറ്റി വെച്ചു, മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് – നോമിനേഷനുകൾ ക്ഷണിക്കുന്നു പീജിയൻസ് മീഡിയ നെറ്റ് വർക്ക് 2020 – 21 ലെ ഹ്രസ്വ ചിത്രങ്ങൾക്കായുള്ള കുറത്തിയാടൻ പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. കവി, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഗാനരചയിതാവ്, മാധ്യമ […] അഭിനയ സാമ്രാട് നെടുമുടി വേണു ഇനി ഓർമ്മയായി തിരുവനന്തപുരം നടൻ നെടുമുടിവേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഉദരസബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി […] ആദ്യത്തെ കൺമണിയ്ക്കായി തയ്യാറെടുത്ത് അനുഷ്കയും കോലിയും? ക്ലിനിക്കിൽ നിന്നുള്ള ചിത്രം പുറത്ത്.. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു […] ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ല; ശ്രുതി ഹസനും മിഷേലും പിരിയാന്‍ കാരണം? സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ […] സായി പല്ലവി അഭിനയമികവിന്റെ ശാലീന സൗന്ദര്യം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങളും വിനോദ കഥാപാത്രങ്ങളും വരുമ്പോൾ സൗത്ത് സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം […] നാഗചൈതന്യയുടെ പേര് ടാറ്റുവാക്കി സാമന്ത! ഭര്‍ത്താവാണ് എന്റെ ലോകമെന്ന് താരം! ആ രഹസ്യവും പരസ്യമായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സാമന്ത […] രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ച് ദീപിക! പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് […] മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍ സ്‌ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ […] സ്‌നേഹപൂർവം പദ്ധതി: അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം; ഡിസംബർ 15 നകം അപേക്ഷ snehapoorvam project for students in poor family സ്‌നേഹപൂർവം പദ്ധതി: അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്ക് ധനസഹായം; ഡിസംബർ 15 നകം അപേക്ഷ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവം' പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്ടോബര്‍ 27 മുതൽ അപേക്ഷ സമർപ്പിക്കാം. മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ട് തീര്‍ത്തും അനാഥരായ കുട്ടികള്‍ക്കും മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട് സാന്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വഭവനത്തിലോ ബന്ധുവീടുകളിലോ താമസിച്ച് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം ഈ പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. KEAM 2021 നീറ്റ് പരീക്ഷ ഫലം ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട സമയപരിധി നവംബർ 30 വരെ നീട്ടി NEET 2021 ദാധുറാം കംതായ് ഗ്രാമത്തിലെ ആദ്യഡോക്ടറാകും; 720 ല്‍ 626 മാര്‍ക്ക് നേടി കൂലിത്തൊഴിലാളിയുടെ മകൻ IOCL Recruitment 2021 ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4 UPSC CSE കഠിനാധ്വാനം ചെയ്യാമെങ്കിൽ കോച്ചിംഗിന്റെ ആവശ്യമില്ല; സിവിൽ സർവ്വീസ് 126ാം റാങ്ക് നേടി സർജന യാദവ് wireman exam വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസംബര്‍ 5ന് Farm laws കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം Omicron ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് Kerala Rains ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും holy mass കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു തിരുവനന്തപുരം: കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 21 ബുധനാഴ്ച. കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുൽഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഈദ് ഗാഹുകൾ ഉണ്ടാകില്ല. ഗൾഫ് നാടുകളിൽ 20നാണ് ബലിപെരുന്നാൾ. കഥാലോകത്തെ കാണുന്നതില്‍ പുതിയ കണ്ണുകള്‍ തേടുന്നതോടൊപ്പം സോണിയ റഫീക്ക് എഴുത്തിന് ആവശ്യമായ സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. എഴുത്ത് ഈ കഥകളിലൂടെ വായനക്കാരെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല…… ചില ന്യൂ ജെനറേഷന്‍ സിനിമാക്കാരെപ്പോലെ അനുവാചകര്‍ക്ക് അടിമപ്പെട്ടുകൊണ്ട്, അവര്‍ക്കു വേണ്ടതെന്താണെന്ന് ഊഹിച്ചുകൊണ്ടും അതിപ്രകടമായ സൂത്രവാക്യങ്ങളിലൂടെയും ക്ലീഷെകളിലൂടെയും അനുനിമിഷം മാറുന്ന സമകാലികജീവിതം തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്ന രീതിയിലുള്ള മലയാളകഥയെഴുത്ത് വായനയെ ഗ്രസിക്കുന്ന ഈ കാലത്തില്‍ സോണിയ റഫീക്കിന്റെ കഥകള്‍ ശിശിരാന്ത്യത്തില്‍ വിരിയുന്ന ആദ്യപൂക്കളെപ്പോലെ നവീനവും ഉന്മേഷജനകവുമായ അനുഭൂതിയാണ് നല്കിയത് എന്‍.എസ്. മാധവന്‍ BREAKING NEWS ഗ്രീന്‍ലാന്‍ഡ് കനത്തരീതിയില്‍ ഹിമപാളികൾ ഉരുകുന്നു, സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധന; ന്യൂയോർക്ക് മുതൽ എത്രയോ പട്ടണങ്ങൾ ഇനിയെത്ര നാൾ ലോകത്തെ നടുക്കിയ ദുരന്തം; തായ്‌വാനിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം, 46 പേർ വെന്തുമരിച്ചു ശാസ്ത്രലോകത്തെയും മനുഷ്യരെയും ഞെട്ടിക്കുന്ന വാർത്ത; സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി റേഡിയോ സിഗ്നല്‍ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് അപകടത്തിൽ പെട്ടു; സംഭവം വ്യാഴാഴ്ച പുലർച്ചെ…. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു. കൃഷ്ണഗിരിയിൽ നിന്ന് 20 കിലോമീറ്റർ അകലെ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . മലയാളി കന്യാസ്ത്രീ ജലന്തറില്‍ തൂങ്ങിമരിച്ച നിലയില്‍; 30 വയസുള്ള സിസ്റ്റര്‍ മേരി മേഴ്‌സി ആലപ്പുഴ ആര്‍ത്തുങ്കൽ സ്വദേശിനി ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ച സംഭവം; ദുരൂഹത, നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ഇവർക്കു നൽകിയത് ആര്  നാളെ മലയാള സിനിമയ്ക്ക് ഒരു പുതുചരിത്രം; റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ജനുവരി അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 22 ആയി ഉയർന്നു മലയാളി കന്യാസ്ത്രീ ജലന്തറില്‍ തൂങ്ങിമരിച്ച നിലയില്‍; 30 വയസുള്ള സിസ്റ്റര്‍ മേരി മേഴ്‌സി ആലപ്പുഴ ആര്‍ത്തുങ്കൽ സ്വദേശിനി ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ച സംഭവം; ദുരൂഹത, നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ഇവർക്കു നൽകിയത് ആര്  നാളെ മലയാള സിനിമയ്ക്ക് ഒരു പുതുചരിത്രം; റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം ന്യൂഡൽഹി: കോവിഡ് ബാധിതനായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്രം ഹർജി എതിർത്തിരുന്നു. ഹത്രാസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗക്കേസിൽ മരിച്ച സംഭവത്തിൽ അവരെ കാണാൻ പോയ കാപ്പനെ സർക്കാർ അറസ്റ് ചെയ്യുകയായിരുന്നു. മധുരയിൽ ജയിലിലുള്ള കാപ്പനെ കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരു മൃഗത്തെ പോലെ കട്ടിലോട് ചേർത്ത കെട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് (കെ‌യുഡബ്ല്യുജെ) ഹർജിയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ബുധനാഴ്ചയോടെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ആശുപത്രിയിലെ കട്ടിലിൽ കാപ്പനെ ചങ്ങലയ്ക്കിട്ടു എന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. കണക്റ്റിവിറ്റി പ്രശ്‌നം കാരണം വാദം കേൾക്കാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് ബെഞ്ച് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. തോറ്റാലും ജയിച്ചാലും അണികൾക്ക് ആഘോഷിക്കാൻ ഓരോ കാരണങ്ങൾ; എന്നാൽ ഇക്കുറി ആഹ്ലാദ പ്രകടനം ടെലിവിഷന് മുന്നിലായി ഒതുങ്ങും; കോവിഡ് കാലത്ത് കേരളം സാക്ഷ്യം വഹിക്കുക ഇതുവരെ ശീലമില്ലാത്ത ഫലപ്രഖ്യാപനത്തിന് കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ തീയേറ്ററുകളിൽ; ആവേശത്തോടെ ആരാധകരും സിനിമാപ്രേമികളും ‘പ്രിയപ്പെട്ട ഇച്ചാക്ക…’; മരക്കാറിന് ആശംസ അറിയിച്ച മെഗാസ്റ്റാറിന് മറുപടിയുമായി മോഹൻലാൽ സെക്സ്ബോംബോ അതോ സെൻസ്യൂസോ; നിങ്ങളുടെ ലൈംഗിക വ്യക്തിത്വം എന്താണെന്നറിയേണ്ടേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി ഒമൈക്രോൺ ആശങ്ക; കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ജവഹർ ബാൽ മഞ്ച് നേതാക്കളെ കൊലപ്പെടുത്തിയവരെ കണ്ടെത്തിയതിൽ സംതൃപ്തിയെന്ന് ആനന്ദ് കണ്ണശ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്നും ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ മലയാളി കന്യാസ്ത്രീ പഞ്ചാബിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍; മരണ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാതെ സഭാ അധികൃതര്‍; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പിതാവ് ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി ഒമൈക്രോൺ ആശങ്ക; കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യൂട്ട് ജവഹർ ബാൽ മഞ്ച് നേതാക്കളെ കൊലപ്പെടുത്തിയവരെ കണ്ടെത്തിയതിൽ സംതൃപ്തിയെന്ന് ആനന്ദ് കണ്ണശ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്നും ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ മലയാളി കന്യാസ്ത്രീ പഞ്ചാബിലെ കോണ്‍വെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍; മരണ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാതെ സഭാ അധികൃതര്‍; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പിതാവ് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിദേശത്തു നിന്നുകൊണ്ട് പ്രവർത്തിച്ച നേതാക്കളിൽ ഒരാളായിരുന്നു മൌലാനാ ബറകത്തുള്ള എന്നറിയപ്പെടുന്ന അബ്ദുൽ ഹാഫിസ് മുഹമ്മദ് ബറകത്തുല്ല,(1854 ജൂലൈ 7 1927 സെപ്റ്റംബർ 20 മുസ്ലീമുകൾ ഒരു ഇസ്ലാമിക രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ വരണമെന്ന അഭിപ്രായം മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് .പാൻ-ഇസ്ലാമിക് പ്രസ്ഥാനത്തോടും അദ്ദേഹത്തിനു അനുഭാവമുണ്ടായിരുന്നു. ഇന്ത്യയിലെ മധ്യപ്രദേശിലെ ഭോപ്പാലിൽ 1854 ജൂലൈ 7 നാണു ജനിച്ചത് .ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം പ്രമുഖ പത്രങ്ങളിൽ ഉജ്ജ്വലമായ ലേഖനങ്ങൾ എഴുതിയും തീപ്പൊരി പ്രസംഗങ്ങൾ നടത്തിയും അദ്ദേഹം തൻറെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. സ്വതന്ത്രമായ ഇന്ത്യയെ കാണാൻ കഴിയാതെ 1927 ലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹം ജീവിച്ചിരുന്നില്ല. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 1988 ൽ ഭോപ്പാൽ സർവകലാശാലയെ ബർക്കത്തുല്ല സർവകലാശാല [1] എന്ന് പുനർനാമകരണം ചെയ്തു. ഇംഗ്ലണ്ടിലെ ജീവിത കാലത്ത് ലാലാ ഹർദയാലുമായും ഹത്ത്റാസിലെ രാജയുടെ മതനായിരുന്ന രാജ മഹേന്ദ്ര പ്രതാപുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അഫ്ഗാൻ ്അമീറ് രാജ്യവുമായി ബന്ധമുണ്ടായിരുന്ന മുഹമ്മദ് ബറക്കത്തുള്ള കാബൂൾ ദിനപത്രമായ സൈറജുൽ ഉൽ അക്ബറിന്റെ പത്രാധിപൻറെ സുഹൃത്തുംകൂടിയായിരുന്നു. 1913 ൽ സാൻ ഫ്രാൻസിസ്കോയിൽ വെച്ച് ഗദർ പാർട്ടി രൂപീകരിക്കുമ്പോൾ‍ അതിൻറെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം. പിന്നീട് 1915 ഡിസംബർ 1 ന് കാബൂളിൽ പ്രൊവിഷണൽ ഗവൺമെന്റ് ഓഫ് ഇന്ത്യ സ്ഥാപിച്ചപ്പോൾ അതിൻറെ ആദ്യ പ്രധാനമന്ത്രിയായിരുന്നത് മുഹമ്മദ് ബറക്കത്തുള്ളയായിരുന്നു. രാജ മഹേന്ദ്ര പ്രതാപ് ആയിരുന്നു പ്രസിഡന്റ്. ഇന്ത്യൻ ജനത രാഷ്ട്രീയമായി ശക്തികൈവരിക്കുക എന്ന ഉദ്ദേശ്യത്തിനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചു ജനങ്ങളിൽ ബോധവത്ക്കരണം നടത്തി.അതുപോലെ തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മറ്റു രാജ്യങ്ങളുടെ പിന്തുണ നേടുക എന്നതും ഈ യാത്രകളുടെ ലക്ഷ്യമായിരുന്നു. ജർമ്മനിയിലെ കൈസർ വില്യം രണ്ടാമൻ, അമിർ ഹൈബത്തുള്ള ഖാൻ, മുഹമ്മദ് റേഷ്ദ്, ഗാസി പാഷ, റഷ്യയിലെ ലെനിൻഎന്നിവർക്ക് പുറമെ അഡോൾഫ് ഹിറ്റ്‌ലർ തുടങ്ങിയ പ്രമുഖരെ ഈ ആവശ്യത്തിൻറെ ഭാഗമായി മുഹമ്മദ് ബറക്കത്തുള്ള സന്ദർശിച്ചു 1897 ൽ ഇംഗ്ലണ്ടിൽ മുസ്‌ലിം പാട്രിയോട്ടിക് ലീഗിന്റെ യോഗങ്ങളിലും ബറകത്തുല്ല പങ്കെടുക്കുകയുണ്ടായി. ഇതിനിടെ മറ്റൊരു വിപ്ലകാരിയായിരുന്ന ശ്യാംജി കൃഷ്ണവർമ്മയെയും കാണാനിടയായി. പിന്നീട് ഒരു വർ‍ഷത്തോളം ഇംഗ്ലണ്ടിൽ നിന്നുമാറി അമേരിക്കയിലാണ് ചെലവഴിച്ചത്. 1904 ഫെബ്രുവരിയിൽ അദ്ദേഹം ജപ്പാനിലേക്ക് പുറപ്പെട്ടു. അവിടെ ടോക്കിയോ സർവകലാശാലയിൽ ഹിന്ദുസ്ഥാനി പ്രൊഫസറായി നിയമിതനായി. 1906 ലെ ശരത്കാലത്തിലാണ്, ന്യൂയോർക്ക് നഗരത്തിലെ 1 വെസ്റ്റ് 34 സ്ട്രീറ്റിൽ, ബരകത്തുല്ലയും പരേതനായ റെവറന്റ് ലൂക്കാസ് മലോബ ജോഷിയുടെ മകനായ മറാത്ത ക്രിസ്ത്യാനിയായ സാമുവൽ ലൂക്കാസ് ജോഷിയും ചേർന്ന് പാൻ-ആര്യൻ അസോസിയേഷൻ രൂപീകരിച്ചു പ്രവർത്തിച്ചു. ക്ലാൻ-നാ-ഗെയ്‌ലിന്റെ ഐറിഷ് വിപ്ലവകാരികൾ, ബ്രിട്ടീഷ് വിരുദ്ധ അഭിഭാഷകൻ മൈറോൺ എച്ച്. ഫെൽപ്‌സ്, സ്വാമി വിവേകാനന്ദന്റെ അനുയായിരുന്ന സ്വാമി അഭേദാനന്ദ എന്നിവരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു . ഗാലിക് അമേരിക്കയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 1907 ജൂണിൽ, ന്യൂയോർക്കിൽ നടന്ന ഇന്ത്യക്കാരുടെ ഒരു യോഗം പ്രമേയങ്ങൾ പാസാക്കി “ഇന്ത്യൻ ജനതയുടെ ഭാവി നിർണ്ണയിക്കാൻ ഏതൊരു വിദേശിക്കും (മിസ്റ്റർ മോർലി) അവകാശമില്ലെന്നും വിദേശ വസ്തുക്കളെ വർജ്ജിച്ച് സ്വദേശി പ്രസ്ഥാനത്തിന് പിന്തുണനൽകിയും ലജ്പത് റായിയുടെയും അജിത് സിംഗിൻറെയും, നാടുകടത്തലിൽ പ്രതിഷേധിച്ചും പ്രമേയംപാസ്സാക്കി. കൂടാതെ ജമാൽപൂരിലും മറ്റ് ഇന്ത്യന‍്‍ സ്ഥലങ്ങളിലും ഒരു ജനതയെ കൊണ്ട് മറ്റൊരു ഇന്ത്യൻ ജനതയെ പീഡിപ്പിക്കുന്നതിനെതിരെയും അമർഷം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി ഉറവിടം: കെഇആർ, പി .225). 1907 മെയ് മാസത്തിൽ യുപിയിലെ അലിഗഡിലെ ഉർദു മുവല്ലയിൽ കാണപ്പെട്ട ബറക്കത്തുള്ള എഴുതിയ കത്ത് ഏറെ പ്രശസ്തവും ശക്തവുമാണ്. പേർഷ്യൻ ഭാഷയിലായിരുന്ന ഈ കത്ത് എഴുതിയത്.ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ബരാകത്തുല്ല ശക്തമായി വാദിക്കുകയും മുസ്‌ലിംകളുടെ രണ്ട് മുഖ്യ ചുമതലകൾ ദേശസ്‌നേഹവും ഇന്ത്യക്ക് പുറത്തുള്ള എല്ലാ മുസ്ലിമുകളുമായി സൗഹൃദവുമാണെന്ന് നിർവചിക്കുകയും ചെയ്തു. ബെർനഹർദി എന്ന പ്രഷ്യൻ പട്ടാള ചരിത്രകാരനായിരുന്നയാള്ഡ എഴുതിയ ജർമ്മിയുടം യുദ്ധത്തിൻറെ വരവും എന്ന കൃതിയിൽ‍ ദേശസ്നേഹത്തിൻറെയും മുസ്ലിം സാഹോദര്യത്തിൻറെയും ഈ പ്രവാചക സന്ദേശം പരാർശിക്കുകയുണ്ടായി. 1910 ന്റെ തുടക്കത്തിൽ അദ്ദേഹം ടോക്കിയോയിൽ ഇസ്ലാമിക സാഹോദര്യം എന്ന പേരിൽ സംഘടന ആരംഭിച്ചു. 1911 ജൂൺ-ജൂലൈ മാസങ്ങളിൽ അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലേക്കും പെട്രോഗ്രാഡിലേക്കും പോയി, ഒക്ടോബറിൽ ടോക്കിയോയിലേക്ക് മടങ്ങിയ അദ്ദേഹം, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള ഒരു വലിയ പാൻ-ഇസ്ലാമിക് സഖ്യത്തിന്റെ വരവിനെ പരാമർശിക്കുന്ന "മധ്യേഷ്യയുടെ ഭാവി ജപ്പാൻ" എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഡിസംബറിൽ അദ്ദേഹം മൂന്ന് ജാപ്പനീസുകാരെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു.അദ്ദേഹത്തിന്റെ സഹായി ഹസ്സൻ യു. ഹതാനാവോ, ഭാര്യ, അച്ഛൻ ബാരൻ കെന്റാരോ ഹിക്കി എന്നിവരായിരുന്നു അവർ. ജപ്പാനിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച ആദ്യ പരിവർത്തനമാണത്രെ. 1912-ൽ ബറകത്തുല്ല “ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിൽ കൂടുതൽ പ്രാവീണ്യമുള്ളവനും സ്വരത്തിൽ കൂടുതൽ ബ്രിട്ടീഷ് വിരുദ്ധനുമായിരുന്നു” എന്ന് കെർ നിരീക്ഷിക്കുന്നു (പേജ് 133 “ഇസ്‌ലാമിനെതിരായ ക്രിസ്ത്യൻ കോമ്പിനേഷൻ” എന്ന തന്റെ പ്രബന്ധത്തിൽ ചർച്ച ചെയ്ത ബറക്കത്തുല്ല ജർമ്മനിയിലെ വില്യം ചക്രവർത്തിയെ “ലോകസമാധാനവും യുദ്ധവും കൈയ്യിലെടുക്കുന്ന ഒരു വ്യക്തിയായി” വിശേഷിപ്പിച്ചു ഐക്യത്തിൽ നിൽക്കേണ്ടത് എല്ലാം മുസ്‌ലിംകളുടെ കടമയാണെന്നും ജീവിതവും സ്വത്തുമോടൊപ്പം ഖലീഫയ്‌ക്കൊപ്പം നിൽക്കുണമെന്നും ജർമ്മൻ പക്ഷത്ത് നിലകൊള്ളണമെന്നും ബറക്കത്തുള്ള ആവിശ്യപ്പെട്ടു. ഒരു റോമൻ കവിയെ ഉദ്ധരിച്ച് ബരാകത്തുല്ല ആംഗ്ലോ-സാക്സൺസ് സമുദ്ര-ചെന്നായ്ക്കളായിരുന്നുവെന്നും ലോകത്തിന്റെ കൊള്ളയടിച്ചിരുന്നവരായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 1914 ഓഗസ്റ്റിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, കാലിഫോർണിയയിലെയും ഒറിഗോണിലെയും ഏഷ്യയിൽ നിന്നുള്ള ഇന്ത്യൻ ജനസംഖ്യയുടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും മീറ്റിംഗുകൾ നടത്തുകയും ഇന്ത്യയിലേക്ക് മടങ്ങാനും കലാപത്തിൽ ചേരാനും ധനസമാഹരണം നടത്തുകയും ചെയ്തു ബരാകത്തുല്ല, ഭഗവാൻ സിംഗ്, രാംചന്ദ്ര ഭരദ്വാജ് എന്നിവർ പ്രസംഗിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക സർക്കാർ മുഹമ്മദ് ബറകത്തുള്ളയുടെ നേതൃത്വത്തില് സ്ഥാപിച്ചു. 1915 ഡിസംബർ 1 ന് പ്രതാപിന്റെ 28-ാം ജന്മദിനമായ ദിവസമാണ് ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. രാജ മഹേന്ദ്ര പ്രതാപ് പ്രസിഡന്റും, മൗലാന ബർക്കത്തുല്ല, പ്രധാനമന്ത്രിയായും, മൗലാന ഉബൈദുള്ള സിന്ധി ആഭ്യന്തരമന്ത്രിയുമായിരുന്നു 2] ബ്രിട്ടീഷ് വിരുദ്ധ ശക്തികൾ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പിന്തുണച്ചു പക്ഷേ, ബ്രിട്ടീഷുകാരുമായുള്ള ചില വിശ്വസ്തതമൂലം അമീർ പര്യവേഷണം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന് വിദേശശക്തികളുമായി ബന്ധം സ്ഥാപിക്കാൻ അവർ ശ്രമിച്ചു കെർ, പി 305). നിഘണ്ടു ഓഫ് നാഷണൽ ബയോഗ്രഫി, എഡി. എസ്പി സെൻ, വോളിയം. ഞാൻ, പി. 139–140 കാളിചരൻ ഘോഷ് എഴുതിയ ദി റോൾ ഓഫ് ഓണർ, 1965 പൊളിറ്റിക്കൽ ട്രബിൾ ഇൻ ഇന്ത്യ: എ കോൺഫിഡൻഷ്യൽ റിപ്പോർട്ട്, ജെയിംസ് കാമ്പ്‌ബെൽ കെർ, 1917, റീപ്രിന്റ് 1973 സെഡിഷൻ കമ്മിറ്റി റിപ്പോർട്ട്, ജസ്റ്റിസ് എസ്എടി റ ow ലറ്റ്, 1918, വീണ്ടും അച്ചടിക്കുക ലെസ് ഒറിജിൻസ് ഇന്റലിജൻസ് ഡു മൂവ്‌മെന്റ് ഡി ഇൻഡിപെൻഡൻസ് ഡി എൽ ഇൻഡെ (1893-1918 പൃഥ്വിന്ദ്ര മുഖർജി, പിഎച്ച്ഡി തീസിസ്, 1986 ഫ്രീഡംസ് ക്വസ്റ്റിൽ, സിബ്നാരായൺ റേ, വാല്യം. ഞാൻ, 1998 സർ സെസിൽ കെയ് എഴുതിയ കമ്മ്യൂണിസം ഇൻ ഇന്ത്യ, 1971 ൽ സുബോദ് റോയ് സമാഹരിച്ച് എഡിറ്റുചെയ്തു കൊൽക്കത്ത ഹിസ്റ്റോറിക്കൽ ജേണൽ, വാല്യം, ശോഭൻലാൽ ദത്ത ഗുപ്ത എഴുതിയ “1920 കളിൽ റഷ്യയിലെ കോമിന്റേണും ഇന്ത്യൻ വിപ്ലവകാരികളും”. XVIII, നമ്പർ 2, 1996, പേ. 151-170. സൗത്ത് ഏഷ്യൻ അമേരിക്കൻ ഡിജിറ്റൽ ആർക്കൈവിലെ (സാഡ) മൗലാന ബർക്കത്തുല്ല മെറ്റീരിയലുകൾ ഒരു നീലി ചിത്രശലഭമാണ് മണിവർണ്ണൻ (ഇംഗ്ലീഷ്: Common Tinsel Catapaecilma major എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4][5] വിക്കിമീഡിയ കോമൺസിലെ Catapaecilma major എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. വിക്കിസ്പീഷിസിൽ Catapaecilma major എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. കൃഷ്ണശലഭം · നാട്ടുമയൂരി · നീലക്കുടുക്ക · നാട്ടുകുടുക്ക · വഴനപ്പൂമ്പാറ്റ · നാരകക്കാളി · നാട്ടുറോസ്‌ · ചക്കരശലഭം · വരയൻ വാൾവാലൻ · നാരകശലഭം · ബുദ്ധമയൂരി · പുള്ളിവാലൻ · മലബാർ റാവൺ · മലബാർ റോസ്‌ · ചുട്ടിമയൂരി · ചുട്ടിക്കറുപ്പൻ · ഗരുഡശലഭം · പുള്ളിവാൾവാലൻ · വിറവാലൻ കാബേജ്‌ ശലഭം · ചോക്ലേറ്റ്‌ ആൽബട്രോസ്‌ · ആൽബട്രോസ്‌ · മഞ്ഞപ്പാപ്പാത്തി · നാട്ടുപാത്ത · നാടോടി · ചെഞ്ചോരത്തുഞ്ചൻ · ഇരുളൻ നാടോടി · ചെഞ്ചിറകൻ · വിലാസിനി · വൻചെമ്പഴുക്ക ശലഭം · മഞ്ഞത്തകരമുത്തി · കാട്ടുപാത്ത · ചെറുചോരത്തുഞ്ചൻ · തകരമുത്തി · പീതാംബരൻ · നീലഗിരി പാപ്പാത്തി · ചോലവിലാസിനി · കരീര വെളുമ്പൻ · ചോരത്തുഞ്ചൻ · വെള്ള പഫിൻ · പൊട്ടുവെള്ളാട്ടി · പുള്ളി ആൽബട്രോസ്‌ · കുഞ്ഞിപ്പാപ്പാത്തി · ചെമ്പഴുക്ക ശലഭം · പുള്ളി പഫിൻ · പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി · മുപ്പൊട്ടൻ പാപ്പാത്തി · വരയൻ ആൽബട്രോസ്‌ · വെൺചെഞ്ചിറകൻ · മഞ്ഞച്ചെഞ്ചിറകൻ അപൂർവ്വ തളിർനീലി · കോമാളി വെള്ളിവരയൻ · കാപ്പിരി കരിവേലനീലി · വരയൻ കോമാളി · മർക്കട ശലഭം · നീലവരയൻ കോമാളി · പട്ട നീലാംബരി · വരയൻ നീലാംബരി · കരിവേലനീലി · വാലൻ നീലംബരി · കാട്ടുഗോമേദകം · യവന തളിർനീലി · അക്കേഷ്യ നീലി · പൊട്ടുവാലാട്ടി · കോകിലൻ · പേരനീലി · നാട്ടുവേലിനീലി · വെള്ളിവാലൻ · നാട്ടുവരയൻനീലി · ഗോമേദകം · നാട്ടുകോമാളി · പാണലുണ്ണി · റെഡ്‌ഫ്ലാഷ്‌ · ചെമ്പൻ വെള്ളിവരയൻ · വെള്ളിവരയൻ · മണിവർണ്ണൻ · കനിത്തുരപ്പൻ · കരിംപൊട്ടുവാലാട്ടി · ഇരുളൻ പുൽനീലി · ഇരുളൻ കോമാളി · ഇരുൾ വരയൻനീലി · തമിൾ തളിർനീലി · ചുരുൾവാലൻ · നീലകൻ · പയർനീലി · രത്നനീലി · മുറിവരയൻ തളിർനീലി · സൂര്യശലഭം · ഇൻഡിഗോ ഫ്ലാഷ്‌ · വൻചതുർവരയൻനീലി · വൻപേരനീലി · വൻതളിർനീലി · ചെറുപുൽനീലി · കാട്ടുവേലിനീലി · ലൈലാക്‌ വെള്ളിവരയൻ · നാരകനീലി · നീൾവെള്ളിവരയൻ · സഹ്യാദ്രി ഫ്ലാഷ്‌ · മലയൻ · തളിർനീലി · കാട്ടു പൊട്ടുവാലാട്ടി · ഇരുതലച്ചി · നീലഗിരി നീലി · വരയൻനീലി · ഓർക്കിഡ്‌ നീലി · ചതുർവരയൻനീലി · പുൽനീലി · പട്ടാണിനീലി · നീലാംബരി · വേലിനീലി · സമതല നീലാംബരി · നാട്ടുമാരൻ · കത്തിവാലൻ · ആട്ടക്കാരി · ചേരാ വെള്ളിവരയൻ · വനകോകിലൻ · മുനവരയൻനീലി · ഇലനീലി · ചെങ്കോമാളി · ചോണൻ ശലഭം · റോസി തളിർനീലി · മോതിരവരയൻ നീലി · നീലിച്ചെമ്പൻ വെള്ളിവരയൻ · ശിവസൂര്യശലഭം · വെൺനീലകൻ · രജതാംബരി · രജതനീലി · വെള്ളി അക്കേഷ്യനീലി · സ്ലേറ്റ്‌ ഫ്ലാഷ്‌ · മണിമാരൻ · ചെറുമാരൻ · പൊട്ടുവെള്ളാംബരി · വാലില്ലാവരയൻനീലി · ചിന്നപുൽനീലി · മുനസൂര്യശലഭം · തെളിവരയൻനീലി · വെള്ളിനീലി · ശ്വേതാംബരി · ഇരുളൻ വേലിനീലി · വെള്ളിവരയൻനീലി · കുഞ്ഞിവാലൻ · സീബ്ര നീലി · മങ്ങിയ കരിവേലനീലി ചെമ്പൻ പുള്ളിച്ചാടൻ · നേർവരയൻ ശരശലഭം · പുള്ളിപ്പരപ്പൻ · മഞ്ഞവരയൻ ശരവേഗൻ · കരിമ്പരപ്പൻ · പൊട്ടില്ലാ ശരശലഭം · തവിടൻ ആര · പൊന്തച്ചാടൻ · വരയൻ പരപ്പൻ · ചെങ്കുറുമ്പൻ · ചീനപ്പൊട്ടൻ · പുള്ളിയാര · നാട്ടുവരയൻ ആര · വരയൻ ചാത്തൻ · ചെങ്കണ്ണി · കുഞ്ഞിപ്പരപ്പൻ · നാട്ടുപരപ്പൻ · നാട്ടുപുള്ളിപ്പരപ്പൻ · വെള്ളപ്പരപ്പൻ · ഈറ്റ ശരശലഭം · പുള്ളി ശരശലഭം · ചെമ്പൻ ശരശലഭം · കാട്ടുതുള്ളൻ · മലബാർ പുള്ളിപ്പരപ്പൻ · പനന്തുള്ളൻ · കാട്ടുപുൽച്ചാടൻ · ചേരാച്ചിറകൻ · ചെമ്പരപ്പൻ · വൻചെങ്കണ്ണി · സുവർണ്ണപ്പരപ്പൻ · വെള്ളച്ചാത്തൻ · ആര രാജൻ · നാട്ടുപൊട്ടൻ · പുള്ളിച്ചാടൻ · മഞ്ഞവരയൻ ശരവേഗൻ · കാനറ ശരശലഭം · പെരുവരയൻ ശരശലഭം · തവിടൻ ശരശലഭം · ചേകവൻ · വേലിതുള്ളൻ · ചെമ്പൻ ശരവേഗൻ · ഇരുൾവരയൻ ശരശലഭം · പൊന്നാര ശലഭം · തീവാലൻ ആര · നാട്ടുപുൽത്തുള്ളൻ · പനങ്കുറുമ്പൻ · വരയൻ ആര · മഞ്ഞ പനന്തുള്ളൻ · ഇളംമഞ്ഞപ്പൊട്ടൻ · പനഞ്ചെങ്കണ്ണി · മഞ്ഞപ്പൊട്ടൻ · ഫിലിപ്പൈൻ ശരശലഭം · കാട്ടുവരയൻ ആര · നാട്ടു പനന്തുള്ളൻ · ചിന്ന പുൽച്ചാടൻ · പുള്ളിച്ചാത്തൻ · ശരശലഭം · സഹ്യാദ്രി ശരവേഗൻ · ചെറുവരയൻ ശരശലഭം · കുഞ്ഞിക്കുറുമ്പൻ · നാട്ടുചിന്നൻ · ചുട്ടിപ്പരപ്പൻ · പാറപ്പരപ്പൻ · ഹിമപ്പരപ്പൻ · സഹ്യാദ്രി ചിന്നൻ · കാട്ടുപുള്ളിപ്പരപ്പൻ · മഞ്ഞപ്പുൽത്തുള്ളൻ · മലശരവേഗൻ · നാട്ടുമരത്തുള്ളൻ · വർണ്ണപ്പരപ്പൻ · പുള്ളിശരവേഗൻ · വിന്ധ്യൻ കാട്ടുതുള്ളൻ · ഇലമുങ്ങിശലഭം · മെയ്‌മെഴുക്കൻ · വെള്ളിവരയൻ ആര · പാണ്ടൻ ശരവേഗൻ · സ്വർണ്ണമരത്തുള്ളൻ · പളനിപ്പൊട്ടൻ ചിത്രകൻ · പുള്ളി നവാബ്‌ · സുവർണ്ണ ഓക്കിലശലഭം · ചെറുപഞ്ചനേത്രി · മുളന്തവിടൻ · പൂച്ചക്കണ്ണി · കനിത്തോഴൻ · അഗ്നിവർണ്ണൻ · കരിരാജൻ · പുളിയില ശലഭം · ഒറ്റവരയൻ സർജന്റ്‌ · നീലരാജൻ · നീല കനിത്തോഴൻ · നീല നവാബ്‌ · നീലനീലി · നീലക്കടുവ · ഇരുവരയൻ പൊന്തചുറ്റൻ · ചോക്കളേറ്റ്‌ ശലഭം · ഇളം പൊന്തചുറ്റൻ · ക്ലിപ്പർ · ഗദച്ചുണ്ടൻ · കളർ സാർജന്റ്‌ · വെള്ളിലത്തോഴി · ചുണ്ടൻശലഭം · തവിടൻ · ആവണച്ചോപ്പൻ · അരളിശലഭം · കരിയില ശലഭം · പഞ്ചനേത്രി · നാൽക്കണ്ണി · നരിവരയൻ · പുലിത്തെയ്യൻ · നവാബ്‌ · ഓലക്കണ്ടൻ · പൊന്തചുറ്റൻ · സർജന്റ്‌ · മുക്കണ്ണി · മലന്തവിടൻ · സുവർണ്ണ ശലഭം · ചൊട്ടശലഭം · കരിനീലക്കടുവ · ഇരുളൻ കരിയിലശലഭം · ഇരുൾ വരയൻ തവിടൻ · പാൽവള്ളി ശലഭം · പുലിവരയൻ · കനിവർണ്ണൻ · പൂങ്കണ്ണി · തെളിനീലക്കടുവ · വൻചൊട്ട ശലഭം · വൻ കരിയിലശലഭം · പേഴാളൻ · വയൽക്കോത · ചോലരാജൻ · രത്നനേത്രി · ജോക്കർ · ആൽശലഭം · പുള്ളിക്കുറുമ്പൻ · ചിന്നത്തവിടൻ · നീൾവരയൻ തവിടൻ · വനദേവത · ഭൂപടശലഭം · കറുപ്പൻ · നീലഗിരി നാൽക്കണ്ണി · നീലഗിരിക്കടുവ · ചിത്രാംഗദൻ · ചിത്രിത · വരയൻ തവിടൻ · ഓലരാജൻ · പളനി നാൽക്കണ്ണി · മയിൽക്കണ്ണി · എരിക്കുതപ്പി · തീക്കണ്ണൻ · ചെങ്കണ്ണൻ തവിടൻ · കനിരാജൻ · വയങ്കതൻ · ഓക്കില ശലഭം · ലെയ്‌സ്‌ ശലഭം · ചെറുപുള്ളിപ്പൊന്തചുറ്റൻ · ചെറുപുലിത്തെയ്യൻ · മുളങ്കാടൻ · തെക്കൻ ചോലപ്പൊന്തചുറ്റൻ · ചുവപ്പുവരയൻ സർജന്റ്‌ · വരയൻകടുവ · ചോലപ്പൊന്തചുറ്റൻ · തമിൾ തവിടൻ · മരന്തവിടൻ · മരോട്ടി ശലഭം · തീച്ചിറകൻ · ചെമ്പഴകൻ · ഈറ്റ ശലഭം · ഗിരിശൃംഗൻ · വെള്ളി നാൽക്കണ്ണി · പുള്ളിത്തവിടൻ · പീതനീലി · മഞ്ഞപ്പൊന്തചുറ്റൻ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 18:28, 9 മാർച്ച് 2019. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒരു സബ്-മെനു തെരഞ്ഞെടുക്കുക. © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, (മുഖ്യം)സംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംSchoolwikiSchoolwiki സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംCampaignCampaign talkഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talkSSK തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ അവശേഷിക്കെ പ്രാർത്ഥനയോടെ സ്ഥാനാർത്ഥികൾ. അതിരാവിലെ തന്നെ ആരാധനാലയങ്ങളിലെത്തി സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രാർത്ഥന നടത്തി. പല യുഡിഎഫ് നേതാക്കളും ഇടത് നേതാക്കളും ആരാധനാലയങ്ങൽ സന്ദർശിച്ച ശേഷമാണ് ഫലമറിയാൻ കാത്തിരിക്കുന്നത്. പതിവു തെറ്റിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. പോളിഗ് ദിവമായാലും വോട്ടെണ്ണൽ ദിനമായാലും രാവിലെ പുതുപ്പള്ളി പള്ളിയിൽ നിന്ന് ദിവസം ആരംഭിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ പതിവ്. ഇത്തവണയും അത് തെറ്റിക്കാതെയാണ് ഉമ്മൻചാണ്ടി അതിരാവിലെ തന്നെ പള്ളിയിലെത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അടക്കം ഈ ഘട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല. രാവിലെ പാലാ കത്തിഡ്രലിൽ പോകുന്ന പതിവ് പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും തെറ്റിച്ചില്ല. കെഎം മാണിയുടെ പതിവിന് സമാനമായാണ് ജോസ് കെ മാണിയും ആരാധനക്ക് എത്തിയത്. പക്ഷം മാറി മത്സരിക്കുന്ന നിര്‍ണ്ണായക തെരഞ്ഞെടുപ്പിൽ ഫലം എന്തെന്ന വലിയ ആകാംക്ഷയാണ് പാലാ മണ്ഡലത്തിൽ പ്രത്യേകിച്ചും കേരളാ കോൺഗ്രസ് എം പ്രകടനത്തെ കുറിച്ച് പൊതുവെയും നിലനിൽക്കുന്നത് . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വലിയ ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രകടിപ്പിക്കുന്നത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല എത്തിയത്. തപാൽ വോട്ടുകൾ തുറന്നു; നടപടിക്രമങ്ങൾ പുരോഗമിക്കുന്നു; ആകാം ക്ഷയോടെ രാഷ്ട്രീയ കേരളം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം സ്വന്തം മൂത്രം കുപ്പികളില്‍ ശേഖരിച്ച് സൂക്ഷിക്കുന്നവര്‍; സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നവര്‍; പരസ്പരം തല്ലി ഭീകരാന്തരീക്ഷവും; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബസ്റ്റാന്‍ഡിന്‍റെ സ്ഥിതി ഇങ്ങനെ കോട്ടയത്തു നിന്നു കാണാതായ സഹോദരിമാർ ഉൾപ്പടെ നാല് കുട്ടികളും തിരുവനന്തപുരത്ത്: കണ്ടെത്തിയത് തമ്പാനൂരിലെ ലോഡ്ജിൽ നിന്ന് വിവാഹം കഴിഞ്ഞ് പത്തുമാസമായിട്ടും ഗർഭിണിയാകാത്തതിനും പീഡനം; തടിച്ച ശരീരവും മഹാ അപരാധമായി; പാലക്കാട്ട് 19 കാരി ആത്മഹത്യ ചെയ്തത് ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് സിഗററ്റ് വലിക്കുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ; ഫോട്ടോയ്ക്ക് താഴെ പൊങ്കാലയിട്ട് സദാചാര ആങ്ങളമാർ ഓപ്പറേഷൻ സ്പീഡ് ചെക്ക്; ആർടിഒ ഓഫീസുകളിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് 3 ലക്ഷത്തോളം രൂപ ‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ ഓണവും ക്രിസ്തുമസും മറ്റ് മതങ്ങളുടെ ആഘോഷങ്ങളും നമ്മൾ സെലിബ്രെറ്റ് ചെയ്യാൻ പാടുള്ളതല്ലെന്ന് മതപ്രഭാഷകൻ; വീഡിയോ പങ്കുവെച്ച് സംവിധായകൻ അലി അക്ബർ സ്വാമി ശങ്കരഗിരിഗിരി അറബിയും സംസ്കൃതവും ഉൾപ്പെടെ ആറു ഭാഷകളിൽ പണ്ഡിതൻ; നമ്പൂതിരിയെങ്കിലും കഴിക്കാൻ മാംസവും കുടിക്കാൻ മദ്യവും നിർബന്ധം; മുഖം കണ്ട് രോഗം പ്രവചിക്കുന്ന സന്ന്യാസിക്ക് ശപിച്ച് ഭസ്മമാക്കാനും കഴിവ്; പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഗുജറാത്തിൽ താമസിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ സിഗററ്റ് വലിക്കുന്ന പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ദുർഗ കൃഷ്ണ; ഫോട്ടോയ്ക്ക് താഴെ പൊങ്കാലയിട്ട് സദാചാര ആങ്ങളമാർ ഓപ്പറേഷൻ സ്പീഡ് ചെക്ക്; ആർടിഒ ഓഫീസുകളിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തത് 3 ലക്ഷത്തോളം രൂപ ‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ ഓണവും ക്രിസ്തുമസും മറ്റ് മതങ്ങളുടെ ആഘോഷങ്ങളും നമ്മൾ സെലിബ്രെറ്റ് ചെയ്യാൻ പാടുള്ളതല്ലെന്ന് മതപ്രഭാഷകൻ; വീഡിയോ പങ്കുവെച്ച് സംവിധായകൻ അലി അക്ബർ സ്വാമി ശങ്കരഗിരിഗിരി അറബിയും സംസ്കൃതവും ഉൾപ്പെടെ ആറു ഭാഷകളിൽ പണ്ഡിതൻ; നമ്പൂതിരിയെങ്കിലും കഴിക്കാൻ മാംസവും കുടിക്കാൻ മദ്യവും നിർബന്ധം; മുഖം കണ്ട് രോഗം പ്രവചിക്കുന്ന സന്ന്യാസിക്ക് ശപിച്ച് ഭസ്മമാക്കാനും കഴിവ്; പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഗുജറാത്തിൽ താമസിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സേലം: മകനെ ദയാവധത്തിന് വിധേയമാക്കിയ കേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റടിയിലെടുത്ത് സേലം പോലീസ്. തമിഴ്നാട്ടിലെ എടപ്പാടിയിലാണ് ദാരുണാ സംഭവം. കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി (44)യാണ് അർബുദ രോഗിയായ പതിനാലുവയസുകാരൻ വണ്ണത്തമിഴിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. കേസിൽ പെരിയസ്വാമി ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കൊങ്കണാപുരത്തിലെ ലാബ് ടെക്നീഷ്യൻ വെങ്കടേഷ് (39 കുരുംപട്ടിയിലെ പ്രഭു എന്നിവരാണ് അറസ്റ്റിലായത്. വിഷം കൊടുത്താണ് പെരിയസ്വാമിയും മറ്റ് രണ്ടുപേരും കൊലപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് വണ്ണത്തമിഴിന് അർബുദമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ചികിൽസകൾ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം കളിക്കുന്നതിനിടയിൽ താഴെവീണ വണ്ണത്തമിഴിന്റെ കാലിൽ മുറിവേറ്റു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും അർബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയിൽ നിന്ന് വീട്ടിൽവന്ന മകൻ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. വണ്ണത്തമിഴിൻ വളരെയധികം മെലിയുകയും ചെയ്തു. ഇതേത്തുടർന്നാണ് മകനെ വിഷംകുത്തിവെച്ച് കൊല്ലാൻ പെരിയസ്വാമി തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. വെങ്കടേഷ്, പ്രഭു എന്നിവരുടെ സഹായത്തോടെ മകന്റെ ഞരമ്പിൽ വിഷം കുത്തിവെച്ച് കൊന്നു എന്നാണ് കേസ്. സംഭവമറിഞ്ഞ ശങ്കഗിരി ഡെപ്യൂട്ടി കമ്മിഷണർ നല്ലശിവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് മൃതദേഹം കൈപ്പറ്റി പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്കയച്ചു. ഇതിനിടെ പെരിയസ്വാമി, പ്രഭു എന്നിവർ കച്ചുപ്പള്ളി വില്ലേജ് ഓഫീസിൽ കീഴടങ്ങി. കൊങ്കണാപുരം പോലീസ് അവരെ അറസ്റ്റ് ചെയ്തു. പിന്നീട് വേങ്കടേഷിനെയും അറസ്റ്റ് ചെയ്തു ആര്യൻ ഖാനും കൂട്ടുപ്രതികൾക്കും മുംബൈ കോടതി ജാമ്യം നിഷേധിച്ചു; 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കടലുണ്ടി പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി ‘സിഐയെ സംരക്ഷിച്ചത് സിപിഎം നേതാവ്; നീതി കിട്ടില്ലെന്ന തോന്നലിലാണ് മോഫിയ പർവീൻ ആത്മഹത്യ ചെയ്തത് ‘: വി ഡി സതീശൻ ഓണവും ക്രിസ്തുമസും മറ്റ് മതങ്ങളുടെ ആഘോഷങ്ങളും നമ്മൾ സെലിബ്രെറ്റ് ചെയ്യാൻ പാടുള്ളതല്ലെന്ന് മതപ്രഭാഷകൻ; വീഡിയോ പങ്കുവെച്ച് സംവിധായകൻ അലി അക്ബർ സ്വാമി ശങ്കരഗിരിഗിരി അറബിയും സംസ്കൃതവും ഉൾപ്പെടെ ആറു ഭാഷകളിൽ പണ്ഡിതൻ; നമ്പൂതിരിയെങ്കിലും കഴിക്കാൻ മാംസവും കുടിക്കാൻ മദ്യവും നിർബന്ധം; മുഖം കണ്ട് രോഗം പ്രവചിക്കുന്ന സന്ന്യാസിക്ക് ശപിച്ച് ഭസ്മമാക്കാനും കഴിവ്; പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഗുജറാത്തിൽ താമസിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ ‘പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണ്’ മുഖ്യമന്ത്രിയേയും അഭ്യന്തര വകുപ്പിനേയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ ‘ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും’; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം; പേഴ്സും മൊബൈൽ ഫോണും പിടിച്ചുവാങ്ങി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി; അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കും; രാജ്യം വീണ്ടുമൊരു അടച്ചു പൂട്ടലിലേക്കോ ? കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി ‘പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണ്’ മുഖ്യമന്ത്രിയേയും അഭ്യന്തര വകുപ്പിനേയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ ‘ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും’; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം; പേഴ്സും മൊബൈൽ ഫോണും പിടിച്ചുവാങ്ങി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി; അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കും; രാജ്യം വീണ്ടുമൊരു അടച്ചു പൂട്ടലിലേക്കോ ? കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം പെട്ടന്ന് ടി.വി തുറന്നപ്പോൾ കണ്ടത് നഗ്നരായ മത്സരാർത്ഥികളെ; ഞെട്ടിത്തരിച്ച് കാണികൾ; റിയാലിറ്റി ഷോയിൽ വന്നത് സെൻസർ ചെയ്യാത്ത രംഗങ്ങൾ കഴിഞ്ഞ ടി.വി തുറന്നപ്പോൾ ജനങ്ങൾ കണ്ടത് നഗ്നരായി ബീച്ചിൽ സെക്സ് ചെയ്യുന്ന മത്സരാർത്ഥികളെ. കണ്ടവർ എല്ലാവരും ഞെട്ടി എന്ന് മാത്രമല്ല സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. ‘ലവ്… ‘ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും’; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം; പേഴ്സും മൊബൈൽ ഫോണും പിടിച്ചുവാങ്ങി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി; അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കും; രാജ്യം വീണ്ടുമൊരു അടച്ചു പൂട്ടലിലേക്കോ ? കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി ‘പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണ്’ മുഖ്യമന്ത്രിയേയും അഭ്യന്തര വകുപ്പിനേയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ ‘ഗ്രാമീണ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും’; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയ്ക്ക് നേരെ ആക്രമണം; പേഴ്സും മൊബൈൽ ഫോണും പിടിച്ചുവാങ്ങി രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി; അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കും; രാജ്യം വീണ്ടുമൊരു അടച്ചു പൂട്ടലിലേക്കോ ? കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും; തിങ്കളാഴ്ച പാർലമെന്റിൽ എത്തണമെന്ന് എംപിമാരോട് ബിജെപി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സ്ക്വിഡ് ഗെയിം ക്രിപ്റ്റോ പതിപ്പ് 'ആഗോള തട്ടിപ്പ് മൂല്യം പൂജ്യം; നിക്ഷേപകരുടെ പണവുമായി പിന്നണിക്കാർ മുങ്ങി Media Vision News സ്ക്വിഡ് ഗെയിം ക്രിപ്റ്റോ പതിപ്പ് ‘ആഗോള തട്ടിപ്പ്’, മൂല്യം പൂജ്യം; നിക്ഷേപകരുടെ പണവുമായി പിന്നണിക്കാർ മുങ്ങി 10 രൂപയുടെ മൂന്ന് കള്ളനോട്ട് കേസില്‍ 30 വര്‍ഷം ഒളിവില്‍; ഒടുവില്‍ അറസ്റ്റ് മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്; ദാരിദ്യം കുറവ് കേരളത്തിലെന്ന സൂചിക 2015-16 സര്‍വേ പ്രകാരം ഹലാൽ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ, വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി നെറ്റ്ഫ്ളിക്സിൽ വമ്പൻ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിമിന്റെ ക്രിപ്റ്റോ പതിപ്പിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതൊരു ആഗോള തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് വൻ കുതിപ്പുണ്ടാക്കിയ ക്രിപ്റ്റോ പതിപ്പിന്റെ വില പൂജ്യത്തിലേക്ക് വീണത്. എന്നാൽ സ്ക്വിഡ് ടോക്കൺ വാങ്ങിയ ആർക്കും ഇത് വിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ പണമെല്ലാം സ്ക്വിഡ് ക്രിപ്റ്റോയുടെ അണിയറക്കാർക്ക് കിട്ടി. പ്ലേ-ടു-ഏൺ ക്രിപ്റ്റോകറൻസിയാണെന്ന് പറഞ്ഞാണ് സ്ക്വിഡ് ടോക്കണിനെ മാർക്കറ്റ് ചെയ്തിരുന്നത്. നെറ്റ്ഫ്ലിക്സ് സീരീസിനുണ്ടായ വമ്പൻ പ്രചാരണം ക്രിപ്റ്റോ പതിപ്പ് വില വർധിക്കാൻ കാരണമായി. എന്നാൽ വില വർധിച്ചപ്പോഴും ഇത് വാങ്ങിയ ആർക്കും ക്രിപ്റ്റോകറൻസി വിൽക്കാനായില്ല. നെറ്റ്ഫ്ലിക്സ് സീരീസിൽ നിന്ന് പ്രചോദനം കൊണ്ട് തയ്യാറാക്കിയ പുതിയ ഓൺലൈൻ ഗെയിം കളിക്കാൻ ഈ ടോക്കൺ ഉപയോഗിക്കാമെന്നായിരുന്നു വാഗ്ദാനം. ഈ മാസം മത്സരം ആരംഭിക്കുമെന്നാണ് തുടക്കത്തിൽ പ്രമോട്ടർമാർ അറിയിച്ചത്. എന്നാൽ സാമ്പത്തിക രംഗത്തെ ക്രിപ്റ്റോ വിദഗ്ദ്ധർ തുടക്കത്തിൽ തന്നെ ഇതൊരു തട്ടിപ്പായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് കാരണമായതും, സ്ക്വിഡ് ടോക്കൺ വാങ്ങിയവർക്ക് അത് വിൽക്കാനാവുന്നില്ലെന്ന പരാതിയായിരുന്നു. Previous articleഅക്ഷരങ്ങള്‍കൊണ്ട്‌ ചിത്രങ്ങള്‍; ഉപ്പള സ്വദേശിനി റാഫിയ ഏഷ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡില്‍ Next articleകൊവിഡ് പ്രതിരോധത്തില്‍ യുഎഇക്ക് ഒരു നേട്ടം കൂടി; അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കൊവിഡ് രോഗികളില്ല 10 രൂപയുടെ മൂന്ന് കള്ളനോട്ട് കേസില്‍ 30 വര്‍ഷം ഒളിവില്‍; ഒടുവില്‍ അറസ്റ്റ് കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ച കേസില്‍ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് അടുത്ത വര്‍ഷത്തെ ഹജ്ജിന് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാമെന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. നടപടികള്‍ 100 ശതമാനം ഡിജിറ്റലായിരിക്കുമെന്നു ദക്ഷിണ മുംബൈയിലെ ഹജ് ഹൗസിലെ ചടങ്ങില്‍ നഖ്വി വ്യക്തമാക്കി. മൊബൈല്‍ ആപ്പിലൂടെയും അപേക്ഷിക്കാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഹജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം 21ല്‍നിന്ന് 10 ആയി കുറച്ചു. പട്ടികയില്‍ കരിപ്പൂരില്ല. കേരളത്തില്‍നിന്നു കൊച്ചി മാത്രമാണുള്ളത്. അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണു മറ്റു കേന്ദ്രങ്ങള്‍. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പദ്ധതിയുടെ ഭാഗമായി തീര്‍ഥാടകര്‍ തദ്ദേശീയ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സൗദിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ കിടക്കവിരി ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ ലഭ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തണമെന്നു ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. രാജ്യത്തുതന്നെ ഏറ്റവുമധികം തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍. വലിയ വിമാനങ്ങളാണ് ഹജ്ജിനായി സര്‍വീസ് നടത്തുന്നതെന്നും കരിപ്പൂരിനു വലിയ വിമാനങ്ങളിറക്കാന്‍ അനുമതിയായിട്ടില്ലെന്നുമാണ് കേന്ദ്രം നേരത്തേ പറഞ്ഞിരുന്നത്. Previous articleകാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ലേഡീസ് ക്ലബിന് തുടക്കമായി Next articleസംസ്ഥാനത്ത് ഇന്ന് 5297 പുതിയ രോഗികൾ; 7325 രോഗമുക്തർ, 78 മരണം 10 രൂപയുടെ മൂന്ന് കള്ളനോട്ട് കേസില്‍ 30 വര്‍ഷം ഒളിവില്‍; ഒടുവില്‍ അറസ്റ്റ് കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ച കേസില്‍ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. ലൂസിഫറും പൊലീസ് വിവാദവും ഫാൻസ്‌ വൈകൃതങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള 'ആഗ്നേയ' ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന 'എലോൺ' കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ കല്പന'യും 'ബ്ളാക്ക് മാർക്കും' റോബസ്റ്റ വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ 'ഒറ്റയാൻ' പരീക്ഷണങ്ങൾ, പിന്നെ 'സ്കെച്ച് 'വിശേഷങ്ങളും ലൂസിഫറും പൊലീസ് വിവാദവും ഫാൻസ്‌ വൈകൃതങ്ങളും ഒരു പോലീസ്ഓഫീസറുടെ നെഞ്ചത്തു ‘കംപ്ലീറ്റ് ആക്ടർ’ ചവിട്ടി നിൽക്കുന്ന രംഗം വിവാദമായപ്പോൾ എവിടെയും പോലീസിനെതിരെ ഫാൻസിന്റെ തെറിയഭിഷേകങ്ങളാണ് (നേരിട്ട് വിളിക്കില്ല ഹി..ഹി ഒരു വിദേശരാജ്യത്തു പോലീസുദ്യോഗസ്ഥന്റെ യൂണിഫോമിൽ ഒന്ന് സ്പർശിച്ചാൽ പോലും അവരുടെ കൃത്യനിർവ്വഹണത്തെ തടസപ്പെടുത്തി എന്നനിലയിൽ കേസുചുമത്തുന്ന സാഹചര്യമാണുള്ളത് എന്നിരിക്കെ ഫാൻസിനെ തൃപ്തിപ്പെടുത്താൻ പോലീസിനുനേരെ മുണ്ടുപറിച്ചടിയും മറ്റുമായി അക്രമികൾ ആയ നായകന്മാർ രംഗം കൊഴുപ്പിക്കുന്നു. എന്താണിവിടത്തെ പ്രശ്നം. ഒരു മുഖ്യധാരാപത്രത്തിന്റെ ഫ്രണ്ട് പേജിൽ ഒരു തെർമോകോൾ കട്ടൗട്ട് വെട്ടിവച്ചപോലെ കംപ്ലീറ്റ് ആക്റ്റർ കാലുംപൊക്കി സ്റ്റെഡിയായി നിൽക്കുന്നു. പ്രൊട്രാക്ടിൽ എഴുപതു ഡിഗ്രി കൃത്യം അളന്ന ആ കാൽ പോലീസോഫീസറുടെ നെഞ്ചിൽ. കാപ്‌ഷൻ “എന്റെ പിള്ളേരെ തൊടുന്നോടാ…” അതായത് എന്റെ പിള്ളേരെ തൊട്ടാൽ ഏതു പോലീസ് സ്റ്റേഷനും കയറി ഞാൻ അടിക്കും എന്ന സന്ദേശം അവിടെ പ്രചരിക്കപ്പെടുന്നു. (കുറേക്കാലമായി തന്റെ കാല് അത്രയും പൊക്കാൻ പറ്റുമെന്ന് അയാൾ ആവശ്യത്തിനും അനാവശ്യത്തിനും കാണിച്ചുതരുന്നു. ലാലിസത്തിന് മുമ്പേ തുടങ്ങിയ മറ്റൊരു സാഹസമാണ് അത്. സിനിമയിൽ ഇല്ലെങ്കിൽ പോസ്റ്ററിലെങ്കിലും കാലുംപൊക്കി നിൽക്കും. പുലിമുരുകനിലെ പുലിയെ രണ്ടുകാലിൽ നിർത്തി ഏഴെട്ടടി ഉയരത്തിൽ തൊണ്ണൂറു ഡിഗ്രിയിൽ കാലുയർത്തി പുലിയുടെ മുഖത്ത് ചവിട്ടാൻ പ്ലാനിട്ടിരുന്നെങ്കിലും പുലി സഹകരിക്കാത്തതിനാൽ ചീറ്റിപ്പോയി :p മാത്രമല്ല ആ സിനിമയിൽ കൈലി മടക്കിക്കുത്തുന്നതിനാൽ പ്രസ്തുത സീൻ ഷൂട്ട് ചെയ്‌താൽ A സർട്ടിഫിക്കറ്റ് തരുമെന്ന് സെൻസർ ബോർഡ് കർക്കശമായി പറഞ്ഞു. എന്നാൽ മടക്കിക്കുത്ത് അഴിച്ചിടാമെന്നു വിചാരിച്ചാൽ, പുലിയെ ലാലേട്ടൻ ബഹുമാനിക്കുന്നതായി ഫാൻസ്‌ കരുതുമെന്നും അത് അദ്ദേഹത്തിന് ക്ഷീണമാകുമെന്നും പിന്നാമ്പുറ സംസാരം ) ഓരോ അതിർത്തികൾ ഉണ്ട്. അത് സംരക്ഷിക്കാൻ കാവൽ നിൽക്കുന്നത് പൊലീസാണ്. പോലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെങ്കിൽ പട്ടാളവും അതുതന്നെ. പോലീസ് ഉള്ളതുകൊണ്ട് തന്നെയാണ് നമ്മൾ സ്വസ്ഥമായി കിടന്നുറങ്ങുന്നത്. നമുക്ക് ഏതു അർദ്ധരാത്രിയിലും തെരുവിലൂടെ നടക്കാൻ സാധിക്കുന്നത്. പോലീസിന്റെ തൊഴിലും വളരെ പ്രയാസമുള്ളതുതന്നെ. ജീവൻനഷ്ടപ്പെടാനുള്ള സാധ്യത അതിലും ഒളിഞ്ഞിരിക്കുന്നുണ്ട്. അതിർത്തിയിലെ പട്ടാളക്കാരനുനേരെ എവിടെ നിന്നും വെടിയുണ്ട പാഞ്ഞുവന്നേക്കാമെങ്കിൽ തെരുവിലെ പോലീസുകാരൻ കൂരന്മാരായ ക്രിമിനലുകളാൽ കൊല്ലപ്പെടാനുള്ള സാധ്യതയുമുണ്ട് പോരെങ്കിൽ രാഷ്ട്രീയക്കാരുടെ തെറിയും ചവിട്ടും വിരട്ടും കൊണ്ട് അനുദിനം പണിയെടുക്കുന്ന ബുദ്ധിമുട്ടുകളും ടെൻഷനുകളും ജോലിഭാരവും. ആർക്കുമെടുത്തിട്ടു അലക്കാനുള്ളവരല്ല തങ്ങളെന്ന് പോലീസുകാർ ഇനിയെങ്കിലും ഉറക്കെത്തന്നെ പറയേണ്ടതുണ്ട്. ഒരുപാട് കാലങ്ങളായില്ലേ നായകന്മാരുടെ ഉണ്ണിപ്പിണ്ടി കാലുകൾ കൊണ്ട് തൊഴിയേൽക്കുന്നത്. എന്തുകൊണ്ടാണ് ഇവിടത്തെ ജനത്തിന് പോലീസിനോട് ദേഷ്യം ഉണ്ടാകുന്നത്? തെരുവിലിറങ്ങിയാൽ എങ്ങനെയൊരു നിയമലംഘനം കാണിക്കാം എന്ന് ചിന്തിച്ചു നടക്കുന്ന ആളുകളാണ് ഇവിടെയുള്ളത്. നിരന്തരമായ ട്രാഫിക് ലംഘനങ്ങൾ, അക്രമങ്ങൾ, അഴിഞ്ഞാട്ടങ്ങൾ… നടത്തുന്ന നമ്മൾ ഇതുവരെ ബോധമുള്ളൊരു പൗരസമൂഹമായി മാറിക്കഴിഞ്ഞിട്ടില്ല. ആൾക്കൂട്ടങ്ങൾ മാത്രമുള്ള രാജ്യത്തു പൊലീസിന് പണികൂടുതൽ തന്നെ. ജനവും ഭരണാധികാരികളും നന്നല്ലാത്തയിടത്തു പോലീസും കുറെയൊക്കെ മോശപ്പെട്ടവർ ആകുന്നതിൽ അത്ഭുതമില്ല. തെരുവിലെ അരാജകത്വ സ്വപ്നങ്ങൾക്ക് ആകെയൊരു തടസ്സം എന്ന നിലക്ക് പോലീസിനോട് ജനങ്ങൾക്ക് നല്ലരീതിയിൽ ദേഷ്യമുണ്ടാകാം. കയ്യിലിരുപ്പ് കൊണ്ട് ഒരു പെറ്റിയടിച്ചു കിട്ടിയാലും അത് അടിച്ചുകൊടുത്ത പോലീസുകാരന്റെ പത്തുതലമുറയെ വരെ ജനം പ്രാകും. ഏവരുടെയും ആട്ടുംതുപ്പും കേൾക്കാൻ പോലീസ് മാത്രം. മറ്റൊരു കൂട്ടർക്കും ആ പ്രശ്നമില്ല. നമ്മുടെ അടുത്ത ബന്ധു കുറ്റം ചെയ്താൽ നമുക്ക് പോലീസ് വില്ലനാകുമെങ്കിൽ നമ്മുടെ ശത്രുവിനെ അകത്താക്കിയാൽ പോലീസ് നല്ലവനാകും. ഇത്തരം മനസ്ഥിതിയുള്ളവർ ആണ് ജനങ്ങൾ. ദിവാൻ ഭരണകാലത്തിന്റെ ചില അധികാര ധാർഷ്ട്യങ്ങൾ അടുത്തകാലംവരെ പൊലീസിലുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല. ഇവിടെ വില്ലൻ പൊലീസല്ല. ‘നെടുമ്പുള്ളി സ്റ്റിഫനെ’ പോലുള്ള രാഷ്ട്രീയക്കാരാണ് പോലീസിനെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ആ ഫോഴ്‌സിന്റെ നന്മയെയും ആത്മവീര്യത്തെയും തന്നെ കവർന്നുകളഞ്ഞു. എന്നിട്ടു ഏതെങ്കിലും ഊച്ചാളി രാഷ്ട്രീയക്കാരനെ തെറ്റുചെയ്തതിന്റെ പേരിൽ പിടിച്ചു അകത്തിട്ടാൽ പോലീസിന്റെ നെഞ്ചത്തിട്ടു തന്നെ ചവിട്ടും. പോലീസ് വേഷം ചെയുന്ന ഒരാളെ കൊണ്ട് അത്തരമൊരു സീനിൽ അഭിനയിപ്പിക്കണമെങ്കിൽ ആ വിവാദസീനിൽ പോലീസ് യൂണിഫോമല്ലാതെ അഭിനയിപ്പിക്കാവുന്നതേയുള്ളൂ. കഥാപാത്രം പോലീസ് ആണെന്ന് ഏവർക്കും അറിയാമല്ലോ. നായകന് ഷോ കാണിക്കാൻ അതൊന്നും പോരല്ലോ. നായകൻ അമേരിക്കയെ വരെ ഒറ്റയ്ക്ക് യുദ്ധം ചെയ്തു തോൽപ്പിക്കാൻ കഴിയുന്ന യൂണിവേഴ്സൽ സ്റ്റാർ കൂടിയാകുമ്പോൾ. അന്ധേരിയിലെ ചേരിയൊക്കെ ഒറ്റയ്ക്ക് ഒഴിപ്പിച്ച ആളല്ലേ. ഒരു പോലീസ് സ്റ്റേഷനൊക്കെ എന്താകാൻ. ലേലത്തിലും രാവണപ്രഭുവിലും പുലിമുരുകനിലും പത്രത്തിലും രാജമാണിക്യത്തിലും സ്ഫടികത്തിലും …അങ്ങനെ ഇന്നലെകളിലെ നൂറുകണക്കിന് സിനിമകളിൽ പലതും സംഭവിച്ചിട്ടുണ്ടാകും. അതുകൊണ്ടു നാളെയും അനുവദിച്ചു തരണം എന്ന് ശഠിക്കരുത്. പണ്ട് ബലാത്സംഗ രംഗങ്ങളിലും മദ്യപാന-പുകവലി രംഗങ്ങളിലും മുന്നറിയിപ്പുകൾ ഒന്നും ഇല്ലായിരുന്നു. ഇന്നത് മാറിയില്ലേ. നിർമ്മാല്യം സിനിമയിൽ വെളിച്ചപ്പാടായ പി.ജെ.ആന്റണി ദേവിയുടെ മുഖത്തു കർക്കിച്ചുതുപ്പുന്നു. അന്നങ്ങനെ ഒരു സിനിമയിൽ ഉണ്ടായിരുന്നു എന്ന അധികാരത്തിൽ ഇന്നത്തെ സിനിമയിൽ അതെ രംഗം ഉൾപ്പെടുത്തിയാൽ കലാപം ആളിക്കത്തിക്കാൻ കാത്തുനിൽക്കുന്നവർക്കു കുശാലാകും. രണ്ടാണ് കാര്യം, നടന്റെ മതം, പിന്നെ പ്രവർത്തി. കാര്യങ്ങൾ കൈവിട്ടു പോകില്ലേ ഈ വർഗ്ഗീയവെറി പിടിച്ചവരുടെ നാട്ടിൽ അഥവാ കലാപം ഉണ്ടായാലും ഇല്ലെങ്കിലും അത്തരമൊരു രംഗം വീണ്ടുമെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ സോഷ്യൽ മീഡിയയിലെ വേതാളങ്ങൾ വിടുമോ… കൊന്നുകൊലവിളിക്കില്ലേ .അതുകൊണ്ടു ഇന്നലെ പ്രതികരിക്കാത്തതിനാൽ ഇന്നു പ്രതികരിക്കുന്നതെന്തിനെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ല. ‘ഒരിടത്തൊരു ഫയൽവാനി’ൽ തവള പിടുത്തക്കാരനായ അശോകൻ ജീവനോടെ തവളയെ മുറിച്ചു കൊല്ലുന്ന രംഗമുണ്ട്. അതുപോലും ഇന്നത്തെ സിനിമയിൽ ഉൾപ്പെടുത്താൻ പറ്റില്ല. എത്രയോ സിനിമകളിൽ കോഴികളെ ജീവനോടെ മന്ത്രവാദ സീനുകളിൽ ബലികൊടുത്തിരിക്കുന്നു. കാലം പരിഷ്കൃതമാകുമ്പോൾ പലതിലും മാറ്റംവരും. പോലീസുകാർക്ക് അഭിമാനബോധം തോന്നിയതും അങ്ങനെയൊരു മാറ്റമായി കണ്ടാൽ മതി. തെരുവിൽ വിദ്യാർത്ഥി പിള്ളേർ അക്രമംകാട്ടി പോലീസിനെ ചവിട്ടികൂട്ടുന്നതുപോലെയാണോ ബോധപൂർവ്വം എടുക്കുന്ന സിനിമയിൽ ഇങ്ങനെ കാണിക്കുന്നത് കലാകാരൻമാർ വിവേകം ഇല്ലാത്ത പിള്ളേരെപ്പോലെയാണെന്നു സമ്മതിക്കുകയാണോ ?സിനിമ ഒരു കലയാണ്. കല സമൂഹത്തിനുവേണ്ടിയാകണം. കല കലയ്ക്കുവേണ്ടി മാത്രമായാൽ ഏതു കൊലയെയും ന്യായീകരിക്കേണ്ടിവരും. ചിലർ ഈ വിഷയത്തെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടിൽ വിലയിരുത്തുമ്പോൾ, കലാകാരൻ അതിന്റെ മറപിടിച്ചു മാനേഴ്‌സില്ലായ്മ കാണിച്ചു എന്നാണ് എന്റെ മതം. എന്ത് വൈകൃതങ്ങളും എഴുതിവെച്ചു ഷൂട്ടുചെയ്തു ഫാൻസെന്ന ബോധമില്ലാക്കൂട്ടങ്ങളെ കാണിച്ചു കയ്യടിവാങ്ങുക മാത്രമാണ് ലക്‌ഷ്യം. യാതൊരു ഉത്തരവാദിത്തവും സമൂഹത്തോട് വേണ്ട. എത്രയോ മോശമായ കഥാപാത്രങ്ങൾ ആ സിനിമയിലുണ്ട്. അവരൊന്നും അർഹിക്കാത്ത നായകന്റെ ‘പാദമോക്ഷം’ പോലീസിനുനേരെ മാത്രം ഉണ്ടാകുമ്പോൾ അത് സിനിമയ്ക്കുവേണ്ടിയുള്ള ‘ഷോ’ മാത്രമാകുന്നു. കൂട്ടിക്കൊടുക്കുകയും മകളെ പീഡിപ്പിക്കുകയും ഉപജാപങ്ങൾ നടത്തുകയും ചെയുന്ന കോട്ടുംസ്യൂട്ടും ഖദറും ഇട്ടവന്റെയൊന്നും നേരെ പൊങ്ങാത്ത കാലും ചെറിയ കുറ്റങ്ങളുടെ പേരിൽ പോലീസുകാന്റെ നെഞ്ചത്തേയ്ക്കു പൊങ്ങുമെങ്കിൽ പോലീസുകാർ ആത്മാഭിമാനം ഉയർത്തിപ്പിടിക്കേണ്ട കാലമായി. തങ്ങൾ മാത്രമായി ഒരു സിസ്റ്റത്തെയും നശിപ്പിച്ചിട്ടില്ല എന്ന് അവർക്കു നെഞ്ചുവിരിച്ചു തന്നെ പറയാം. കഥാനായകനായ നെടുമ്പുള്ളി സ്റ്റീഫനോ റഷ്യൻ മാഫിയയുമായിട്ടാണ് കമ്പനി. മാഫിയ വളരെ നല്ലതാണല്ലോ. വരുംതലമുറയ്ക്ക് ചേർന്ന് പ്രവർത്തിക്കാവുന്ന സംഘടന തന്നെ. പക്ഷെ നാട്ടിലെ ലോക്കൽ പോലീസ് മോശമായാൽ ചവിട്ടും. കേരളത്തിലെ സിനിമാ സങ്കൽപ്പങ്ങൾ അസ്സൽ കോമഡിയായി വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ‘ഫാൻസ്‌ ഊളകളുടെ’ ആസ്ഥാന സംസ്ഥാനങ്ങളായിരുന്ന തമിഴ്‌നാടും മറ്റും ആ വഴിയിൽ നിന്നും മാറിനടക്കുമ്പോൾ ‘പ്രബുദ്ധ പ്രേക്ഷകരുടെ’ കേരളം കൂടുതൽ ഗതികെട്ടു പോകുന്നു. ഇവിടെ പാലഭിഷേകവും മറ്റും തുടങ്ങിവരുന്നതേയുള്ളൂ. പുരുഷാധിപത്യത്തിന്റെ നെടുങ്കോട്ടകൾ ആയി സ്ത്രീവിരുദ്ധതകളുടെ കേന്ദ്രമായി സിനിമാരംഗം ചീഞ്ഞുനാറുന്നു. പ്രതികരിക്കുന്നവർക്കു നേരെ ‘വെട്ടുക്കിളി ആക്രമങ്ങൾ’. അഭിനയത്തിന്റെ നീരുറവ വറ്റിയ വയസൻ നായകന്മാരുടെ അരോചക പ്രകടങ്ങൾ ആഘോഷമാക്കുന്ന സിനിമാസ്വാദനം തൊട്ടുതീണ്ടിയില്ലത്ത അരസികർ. താരാരാധന ആൾദൈവാരാധനയെ പോലെ അശ്ലീലമാണ്. അതിലും കോമഡി സൂപ്പർ സ്റ്റാറിന്റെ ബിനാമി ആയാൽ പോലും ഒരുവന് സമൂഹത്തിൽ നിന്നും ആദരവ് കിട്ടുന്നു എന്നതാണ്. ലോകത്തു വിവരമുള്ളവരുടെ ഒരു രാജ്യങ്ങളിലും ഇല്ലാത്ത ഈ ഫാൻസ്‌ വൈകൃതം ദക്ഷിണേന്ത്യയുടെ ശാപങ്ങളിൽ ഒന്നുതന്നെ. ഈ രാജ്യം നിലനിന്നു പോകുന്നത് നടൻമാർ കിളച്ചതുകൊണ്ടല്ല. അനുദിനം ഒരുപാടുപേരുടെ പ്രയത്നങ്ങൾ കൊണ്ടാണ് അവരാണ് യഥാർത്ഥ ഹീറോകൾ. കച്ചവട സിനിമയുടെ ഉത്പന്നങ്ങൾ ആണ് സൂപ്പർസ്റ്റാറുകൾ എന്ന കൂട്ടർ. ഏതാണ്ട് വംശനാശം വന്നുകൊണ്ടിരിക്കുന്നു. കാരണം നല്ല സിനിമകളുടെ കാലത്തിന് അത് അനിവാര്യമാണ്. തൊണ്ണൂറുകളിൽ മരിച്ചുപോയ സൂപ്പർ സ്റ്റാറുകൾ ആണ് നമ്മുടേത്. പിന്നെയുള്ളത് അവരുടെ നിഴലുകൾ മാത്രം. അതിനെയും ചുമക്കാനാണ് അടിമകളുടെ വിധി. സൂപ്പർ സ്റ്റാറുകൾ എന്നെ പിടിച്ചു കടിച്ചോ എന്ന് ചോദിക്കരുത്. ഫാൻസുകളെ സൃഷ്ടിക്കുകയും കേരളത്തിലെ സംഘടിത ഗുണ്ടാപ്പടയായി വളർത്തുകയും ചെയുന്നത് സിനിമ സ്നേഹമല്ല. നിലനിൽപ്പിന്റെ തന്ത്രം. സൂപ്പർ സ്റ്റാറുകളെ ഒരു യഥാർത്ഥ സിനിമാ പ്രേമിക്കു മാന്യമായി ഒന്ന് വിമർശിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. അപ്പൊത്തന്നെ ഫാൻസ്‌ വേതാളങ്ങൾ അടിഞ്ഞുകൂടി കുടുംബസംസ്കാരം വിളിച്ചുപറയും. ഏതെങ്കിലും ഒരു നദി ആർജ്ജവത്തോടെ എന്തെങ്കിലും തുറന്നുപറഞ്ഞാൽ അവളെ ഇൻഡസ്ട്രിയിൽ നിന്നുതന്നെ പുറത്താക്കാൻ പലരീതികളിൽ പ്രവർത്തനങ്ങൾ തുടങ്ങും. വലിയൊരു മാഫിയയാണ് .ഒരു കലാകാരൻ വിമർശനത്തിന് അതീതൻ എങ്കിൽ ആ വിമർശനം നേരിടുക തന്നെ വേണം. എന്നാൽ സ്റ്റാറുകളെ ദൈവങ്ങളായി കരുതുന്നവർക്കു അവർ എന്ത് കാണിച്ചാലും അതെല്ലാം അമൃതായിരിക്കാം. നല്ല സിനിമയാണ് യഥാർത്ഥ പ്രേക്ഷകരുടെ ലക്‌ഷ്യം. ലാലായാലും മമ്മൂട്ടിയായാലും നിവിനായാലും ടൊവീനോ ആയാലും ദുൽഖർ ആയാലും യഥാർത്ഥ പ്രേക്ഷകർക്ക് ഒരുപോലെ തന്നെ. കാരണം അവരുടെ മുന്നിൽ നല്ല പ്രമേയമാണ് യഥാർത്ഥ സൂപ്പർസ്റ്റാർ. Std X,XII വാർഷീക പരീക്ഷക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 1 മുതൽ 30 വരെ. രജിസ്‌ട്രേഷൻ ഫീസ് ഒരുകുട്ടിക്ക് 20 രൂപ വീതവും രജിസ്‌ട്രേഷൻ ചെയ്തതിന്റെ ഒരു പ്രിൻറ്കോപ്പിയും വിദ്യാജ്യോതിയിൽ ഏല്പിക്കണ്ടതാണ്. Mentally Challenged ആയ കുട്ടികളുടെ പേരുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയേണ്ടതില്ല. പകരം ആ കുട്ടികളുടെ വിശദവിവരങ്ങൾ Lette Pad-ൽ എഴുതി വികാരിയച്ചന്റെ ഒപ്പോടുകൂടി ഡിസംബർ 15 നു മുൻപ് വിദ്യാജ്യോതിയിൽ ഏൽപ്പിക്കണ്ടതാണ്. ഞാനും കൂട്ടുകാരും കോളേജ് ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടക്കാണ് ഇടിത്തീ പോലെ ആ നിമിഷം എന്‍റെ മേല്‍ പതിച്ചത്. അന്ന്‍ ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സാലിഷ്, ഫൈസല്‍, ജോജി, അജേഷ് എന്നിങ്ങനെ കുറച്ചുപേര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാങ് തന്നെയായിരുന്നു. സിനിമാ തിയറ്ററുകളിലും ഉല്‍സവപറമ്പുകളിലും സഹപാഠികളുടെ വീടുകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലുമൊക്കെയായി കോളേജ് ദിനങ്ങള്‍ ചിലവഴിച്ചു നടക്കുമ്പോഴാണ് ആദ്യ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് വന്നത്. അതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറവും രസവും കെട്ടു. കാരണം ടിപ്പു സുല്‍ത്താന്‍, പഴശ്ശിരാജ എന്നിങ്ങനെയുള്ള ധീര യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്ന മാതിരി ഞങ്ങളും ഇംഗ്ലീഷ് എന്ന മഹാ മാരിക്ക് മുന്നില്‍ ആയുധം വച്ചു കീഴടങ്ങിയിരുന്നു. ജയിക്കാന്‍ വേണ്ടത് മുപ്പത്തഞ്ച് മാര്‍ക്കാണെങ്കിലും എനിക്കു മുപ്പത്തൊന്നേയുള്ളൂ. മറ്റുള്ളവര്‍ക്ക് അതിലും കുറവ്. കോളേജിലെ മിക്കവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. പലരും ഒന്നോ അതിലധികമോ വിഷയങ്ങളില്‍ തോറ്റിട്ടുണ്ട്. തോറ്റതിനെക്കാളുപരി ആ വിഷയത്തിലെ കടുകട്ടിയായ പാഠഭാഗങ്ങള്‍ വീണ്ടും പഠിക്കണമല്ലോ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിച്ചത്. ആദ്യ വര്‍ഷം ഇംഗ്ലീഷില്‍ രണ്ടു പുസ്തകങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. ആര്‍ട്ട്സ് ഓഫ് പ്രോസും പെറ്റല്‍സ് ഓഫ് പ്രോസും. ആദ്യ പുസ്തകം താരതമ്യേന ഭേദമാണെങ്കിലും രണ്ടാമത്തേത് അങ്ങനെയല്ല. അതിന്‍റെ ക്ലാസില്‍ ഞാനും സുഹൃത്തുക്കളും പലപ്പോഴും കയറാറേയില്ലായിരുന്നു. ആറ്റത്തിന്‍റെ വിഘടനാ തത്ത്വങ്ങളും നെഹ്റുവിന്‍റെ ആണവനയവും പഠിക്കുന്നതിന് പകരം ആ സമയത്ത് പട്ടണത്തില്‍ റിലീസാകുന്ന മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഉശിരന്‍ പടങ്ങള്‍ കാണുവാനോ അല്ലെങ്കില്‍ തൊട്ടടുടുത്തുള്ള അച്ചായന്‍റെ കടയിലെ ചൂട് ഉള്ളിവട കഴിക്കാനോ ഒക്കെയാണ് ഞങ്ങള്‍ താല്‍പര്യപ്പെട്ടത്. അന്ന് കറങ്ങി നടന്നതിന്‍റെയോ അതുമല്ലെങ്കില്‍ ക്ലാസിലുണ്ടായിട്ടും പഠനത്തില്‍ ശ്രദ്ധിക്കാതെ പൂജ്യം വെട്ടി കളിച്ചതിന്‍റെയോ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് എനിക്കു തോന്നി. ഏതായാലും ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ ആ കടുത്ത തീരുമാനമെടുത്തു. തോറ്റ വിഷയം ഇംപ്രൂവ് ചെയ്യുന്നില്ല. അതില്‍ കുറവ് വന്ന മാര്‍ക്ക് കൂടി ചേര്‍ത്ത് രണ്ടാം വര്‍ഷ ഇംഗ്ലീഷില്‍ കൂടുതല്‍ വാങ്ങിക്കാം. ഒന്നാം വര്‍ഷ ഇംഗ്ലീഷിന് അത് ലാസ്റ്റ് ചാന്‍സാണെന്നും അതിനു ശേഷം പുതിയ പുസ്തകങ്ങള്‍ പഠിക്കേണ്ടി വരുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞെങ്കിലും ഞാന്‍ വകവച്ചില്ല. “ നീ ഏതായാലും ഫസ്റ്റ് ഇയറിന്‍റെ കൂടി ചേര്‍ത്ത് ഫീസ് അടക്ക്. എഴുതണോ വേണ്ടയോ എന്ന്‍ പിന്നീടാലോചിക്കാം………..” പരീക്ഷ ഫീസ് അടക്കുന്നതിന്‍റെ തലേന്ന്‍ സാലിഷ് എന്നോടു പറഞ്ഞു. അഹങ്കാരം. അല്ലാതെന്താ ഞാന്‍ അത് കേട്ടതായി പോലും നടിച്ചില്ല, ഫീസുമടച്ചില്ല. കാരണം പെറ്റല്‍സ് ഓഫ് പ്രോസിനെ ഞാന്‍ അത്രമാത്രം വെറുത്തിരുന്നു. തോറ്റാലും വേണ്ടില്ല, ഞാന്‍ ആ വിഷയം പഠിക്കില്ല എന്ന വാശിയും ആ തീരുമാനത്തിനു ബലം നല്‍കി. “ മനോജ്, നീ കാണിച്ചത് മണ്ടത്തരമാണ്. ഈ വര്‍ഷത്തെ ഇംഗ്ലീഷ് എങ്ങാനും ടഫായാല്‍ പിന്നെ രണ്ടും കൂടി ചേര്‍ത്ത് സെപ്തംബറില്‍ എഴുതേണ്ടി വരും. അത് മെനക്കേടാണ്. ” പരീക്ഷ തുടങ്ങുന്നതിന് മുമ്പായി ഒരു ദിവസം ഫൈസല്‍ പറഞ്ഞത് എന്‍റെ ആത്മവിശ്വാസം ചെറുതായി ചോര്‍ത്തിക്കളഞ്ഞു. കാരണം ഞാനൊഴിച്ച് ബാക്കിയെല്ലാവരും തോറ്റ വിഷയം വീണ്ടുമെഴുതുന്നുണ്ട്. അങ്ങനെ പരീക്ഷ തുടങ്ങി. രണ്ടാം വര്‍ഷ പരീക്ഷകളുടെ ഇടക്കാണ് ആദ്യ വര്‍ഷ പരീക്ഷകള്‍ നടക്കുന്നത്. ഒരു ദിവസം ആദ്യ വര്‍ഷത്തെ ഇംഗ്ലിഷും തൊട്ടടുത്ത ദിവസം രണ്ടാം വര്‍ഷത്തെ ഇംഗ്ലിഷും എന്ന മട്ടിലായിരുന്നു അക്കൊല്ലത്തെ പരീക്ഷാക്രമം. Read എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ? രണ്ടാം വര്‍ഷ ഇംഗ്ലീഷ് പരീക്ഷക്കായി കോളേജിലെത്തിയ എന്നെ സുഹൃത്തുക്കളുടെ ചിരിച്ച മുഖമാണ് എതിരേറ്റത്. “ എടാ, ഇന്നലത്തെ ഇംഗ്ലീഷ് വളരെ എളുപ്പമായിരുന്നു. പ്രതീക്ഷിച്ച ചോദ്യങ്ങള്‍ തന്നെ. പോരാത്തതിന് എക്സാം സൂപ്പര്‍വൈസേഴ്സ് എല്ലാം പഞ്ച പാവം. ഞങ്ങളെല്ലാം പുസ്തകം തുറന്നു വച്ചെഴുതി. ഇത് എഴുതാതിരുന്നത് നിനക്ക് വലിയ നഷ്ടം തന്നെയാണ്. “ അജേഷ് എന്നെ കണ്ട മാത്രയില്‍ ആവേശത്തോടെ പറഞ്ഞു. കണക്കുകൂട്ടല്‍ തെറ്റിയോ എന്ന്‍ എനിക്കും സംശയം തോന്നി. അന്നത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ കൂടുതല്‍ വിഷമ വൃത്തത്തിലുമായി. കാരണം പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങള്‍ നടന്നത്. ഏറെ നാള്‍ ഉറക്കമിളച്ചു പഠിച്ച പലതും ചോദിക്കാത്തതും പാഠ്യക്രമത്തിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ഏറെ വന്നതും എന്നെ നിരാശപ്പെടുത്തി. പക്ഷേ അപ്പോഴും ഒരു ചെറിയ ആത്മവിശ്വാസം എന്നില്‍ ബാക്കിയായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം പിച്ചാത്തി പരമുവിന്‍റെ രൂപത്തില്‍ എന്‍റെ മുന്നിലെത്തിയ ഭീഷണി എല്ലാം തകര്‍ത്തു കളഞ്ഞു. യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് കെ സുരേന്ദ്രന്‍ Keralabhooshanam Daily യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് കെ സുരേന്ദ്രന്‍ Home/NEWS/BREAKING NEWS/യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് കെ സുരേന്ദ്രന്‍ യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് കെ സുരേന്ദ്രന്‍ മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണ പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ വിമര്‍ശിക്കുന്നത്. യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹം ജയിലില്‍ അല്ല. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ചത് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗിയുടെ പേരില്‍ നയാ പൈസയുടെ അഴിമതി ഇല്ല. അദ്ദേഹം അധികാരത്തിലെത്തുമ്പോള്‍ യുപിയിലെ ആരോഗ്യമേഖല തകര്‍ന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവില്‍ മികച്ചതാക്കി. യുപിയില്‍ കൊവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. ഇത് വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. എന്താണ് കേരളത്തെ കുറിച്ച് പഠിക്കാനുള്ളത്. 250 രൂപയ്ക്ക് കിറ്റ് കൊടുക്കുന്നതാണോ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കേരളം എല്ലാ കാര്യത്തിലും വളരെ പിന്നിലാണെന്നും ഇവിടെ ആകെ കുഴപ്പങ്ങളാണെന്നും യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറഞ്ഞുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. എന്നാല്‍ യുപിയുടെ സ്ഥിതി അതാണോ എന്നും പിണറായി വിജയന്‍ ചോദിച്ചു. എത്ര വര്‍ഗീയ കലാപവും വിദ്വേഷ പ്രവര്‍ത്തനങ്ങളും അവിടെ നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഒരു ഡിഎസ്പിയടക്കം എട്ട് പോലീസുകാരാണ് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും യുപിയിലാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 676 ശതമാനംവരെ വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്തുതന്നെ കൂടുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. കേരളത്തിലെ യുവാക്കള്‍ ജോലി കിട്ടാതെ നാടുവിടുന്നുവെന്നാണ് യോഗിയുടെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ ലോകത്തെവിടെയും തൊഴില്‍തേടി പോകുന്നത് അവര്‍ക്ക് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി. ജെ ജോസഫിന് കൊവിഡ്, യുഡിഎഫ് സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്‍പതു ലക്ഷം നഷ്ടപരിഹാരത്തുക വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മന്‍സൂര്‍ വധം: വിലാപയാത്രക്കിടെ അക്രമം; സി.പി.എം ഓഫീസുകള്‍ക്ക് തീയിട്ടു ഉദയംപേരൂര്‍ കള്ളനോട്ട് കേസ്; മൂന്ന് പേര്‍ കൂടി പിടിയില്‍ ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’; ജോസഫ് വാഴയ്ക്കന് എതിരെ വീണ്ടും പോസ്റ്ററുകള്‍ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി; ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാര്‍ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തിരുവനന്തരപുരത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലിയില്‍ ഉരുള്‍പൊട്ടല്‍. പ്രദേശത്തെ വീ‌ടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളെ ആശങ്കയിലാക്കി പുതിയ ചുഴലിക്കാറ്റും. ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴികളും വിതച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറും മുന്‍പാണ് ജവാദിന്റെ വരവ്. ഡല്‍ഹിയില്‍ പെട്രോള്‍ വില എട്ടു രൂപ കുറച്ചു, അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് ദുബായ് ഹെലികോപ്റ്റർ ടൂർ ദുബായിലെ മികച്ച ഹെലികോപ്റ്റർ സവാരി മികച്ച അനുഭവസമ്പത്തുള്ള ദുബായിൽ ഹെലികോപ്റ്റർ ടൂർ A ഹെലികോപ്റ്റർ ടൂർ ദുബായ് മറ്റൊരു കാഴ്ചപ്പാടിൽ നിന്ന് നഗരം കാണാൻ നിങ്ങളെ അനുവദിക്കുന്നു. ഒരു ഹെലികോപ്റ്റർ യാത്രയുടെ ആവേശം ആസ്വദിക്കുമ്പോൾ, ദുബായിലെ സമാനതകളില്ലാത്ത ആകാശ വീക്ഷണം നേടുക. ഒരു അദ്വിതീയ വാൻ‌ടേജ് പോയിന്റിൽ‌ നിന്നും നഗരത്തിന്റെ മനോഹരമായ ലാൻ‌ഡ്‌മാർക്കുകളെ അഭിനന്ദിക്കുക. അന്തർദേശീയ അംഗീകാരമുള്ള ബുർജ് ഖലീഫ, ഗംഭീരമായ ബുർജ് അൽ അറബ്, അതിശയകരമായ ലോക ദ്വീപുകൾ, ഈന്തപ്പന ജുമൈറ എന്നിവയുൾപ്പെടെയുള്ളതാണ് ഈ വാന്റേജ് പോയിന്റ്. അറേബ്യൻ ഗൾഫിന്റെ മുത്തിന്റെ മഹിമയെ അഭിനന്ദിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ദുബായിലൂടെ പറക്കുന്നത്. ഫ്യൂച്ചറിസ്റ്റ് അംബരചുംബികളും ആധുനിക കെട്ടിടങ്ങളുമുള്ള മനുഷ്യനിർമിത ദ്വീപുകളാൽ ചുറ്റപ്പെട്ട ഒരു ഫ്യൂച്ചറിസ്റ്റ് മെട്രോപോളിസാണ് ദുബായ്. ഹെലികോപ്റ്റർ സവാരി ജന്മദിനങ്ങൾ, വാർഷികങ്ങൾ, അല്ലെങ്കിൽ നന്ദി പറയാൻ മാത്രം അത്ഭുതകരമായ സമ്മാനങ്ങളോ ആശ്ചര്യങ്ങളോ ഉണ്ടാക്കുന്നു. Warm ഷ്മള കാലാവസ്ഥയിൽ റൊമാന്റിക് മെഴുകുതിരി രാത്രി അത്താഴം പരിഗണിക്കുക, നിങ്ങളുടെ വിരലുകളിൽ തിരമാലകൾ വീഴുന്നതും ഇരുണ്ട ദുബായ് മറീന സ്കൈലൈനും ഒരു പശ്ചാത്തലമായി പരിഗണിക്കുക. ദുബൈയും യുണൈറ്റഡ് അറബ് എമിറേറ്റുകളും നിങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്നതിന്റെ ഒരു ചെറിയ സാമ്പിൾ മാത്രമാണ് ഇത്. നിങ്ങളുടെ യാത്ര മെച്ചപ്പെടുത്തുന്നതിന്, കൂടുതലറിയാൻ, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ, വിസ്മയകരമായ കെട്ടിടങ്ങൾ കാണുന്നതിന് നിങ്ങളെ എങ്ങനെ ഹെലികോപ്റ്ററിൽ നിന്ന് അകറ്റാമെന്ന് അറിയുക ദുബായിൽ ചെയ്യേണ്ട കാര്യങ്ങൾ ഒരു എക്സ്ക്ലൂസീവ് ഹെലികോപ്റ്റർ ടൂറിൽ. ദുബായിൽ അവിസ്മരണീയമായ താമസം ഉറപ്പാക്കുന്നതിന് ഞങ്ങളുടെ ഓർഗനൈസേഷൻ നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോ അതിഥിക്കും വരവ് മുതൽ പുറപ്പെടൽ വരെ അദ്വിതീയവും അവിസ്മരണീയവുമായ അനുഭവം ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു. പാം ജുമൈറയുടെയും പ്രശസ്ത ബുർജ് അൽ അറബിന്റെയും മനോഹരമായ കാഴ്ചയ്ക്കായി ദുബായ് പോലീസ് അക്കാദമിയിൽ നിന്ന് പുറപ്പെടുക ഹെലിപാഡ്. നിങ്ങളുടെ ആകാശ പര്യടനം തുടരുമ്പോൾ അതിശയകരമായ ദുബായ് ബീച്ചുകൾക്കും വേൾഡ് ദ്വീപുകൾക്കും മുകളിലൂടെ പറക്കുക. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബർജ് ഖലീഫയുടെ അതിശയകരമായ വാസ്തുവിദ്യാ മാസ്റ്റർപീസിലെ കാഴ്ചകൾ. ബിസിനസ് ബേയിലെ കലാപരമായി രൂപകൽപ്പന ചെയ്ത കെട്ടിടങ്ങൾ നിങ്ങളെ ആകർഷിക്കും. അവിസ്മരണീയമായ ദുബായ് ഓർമ്മകളുമായി വീട്ടിലേക്ക് മടങ്ങുക. ദുബായിലെ പ്രമുഖ കാഴ്ചകളുടെ ആകാശ കാഴ്ചയ്ക്കായി ഹെലിദുബായ് ജുമൈറ ഹെലിപോർട്ടിൽ നിന്ന് പുറപ്പെടുക. പാം ജുമൈറ, ബുർജ് അൽ അറബ്, ലോക ദ്വീപുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കാഴ്ചകൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചില ഘടനകളെ സൂക്ഷ്മമായി പരിശോധിക്കുക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ജെഡബ്ല്യു മാരിയറ്റ് ഹോട്ടൽ. യാത്ര പുരോഗമിക്കുമ്പോൾ, ജുമൈറ തീരപ്രദേശത്തിന്റെയും പ്രസിദ്ധമായ പോർട്ട് റാഷിദിന്റെയും യുഎഇയുടെ ഏറ്റവും വലിയ പതാകയുടെയും മനോഹരമായ കാഴ്ചകൾ വിസ്മയിപ്പിക്കുക. ദുബായ് പോലീസ് അക്കാദമിയിൽ നിന്ന് പുറപ്പെടുന്ന ആവേശകരമായ ഹെലികോപ്റ്റർ യാത്രയിൽ സിറ്റി ഓഫ് വിഷൻ പര്യവേക്ഷണം ചെയ്യുക. പാം ജുമൈറ, അറ്റ്ലാന്റിസ് ഹോട്ടൽ, ലോക ദ്വീപുകൾ എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൂടെ പറക്കുക. ദുബായിലെ പ്രശസ്തമായ കടൽത്തീരങ്ങളുടെയും ബീച്ചുകളുടെയും ഓവർഹെഡ് കാഴ്ച തുടരുമ്പോൾ, അതിമനോഹരമായ BURJ AL ARAB, 7-സ്റ്റാർ ഹോട്ടൽ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ബുർജ് ഖലീഫ. ഹെറിറ്റേജ് വിൻഡ് ടവറുകൾ, ഓൾഡ് സൂക്ക്, ദുബായ് ക്രീക്ക് എന്നിവ ഉൾപ്പെടുന്ന വായുവിൽ നിന്ന് പഴയ ദുബായ് കാണുക. ദുബായ് സന്ദർശിക്കുന്ന ആർക്കും നിർബന്ധമായും ചെയ്യേണ്ട വിനോദയാത്രയാണ് വിഷൻ ടൂർ. ഈ യാത്രയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫെറിസ് വീൽ “ഐൻ ദുബായ്” പോലുള്ള വാസ്തുവിദ്യാ അത്ഭുതങ്ങൾ ഉൾപ്പെടുന്നു. പ്രശസ്തമായ സീസേഴ്സ് ബ്ലൂവാട്ടറിന്റെ ദുബായ്, സീസേഴ്സ് റിസോർട്ട് ബ്ലൂവാട്ടേഴ്സ്, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ലേക്സ് ടവേഴ്സ്, ദുബായ് മറീന, ലാൻഡ്മാർക്ക് ബുർജ് അൽ അറബ്, പാം ജുമൈറ എന്നിവ ബ്ലൂവാട്ടർ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ജുമൈറ തീരത്ത് നിങ്ങൾ യാത്ര ചെയ്യുമ്പോൾ “ബ്‌വ്ലാരി റിസോർട്ട് ദുബായ്” യുടെയും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായ ബുർജ് ഖലീഫയുടെയും ആവാസ കേന്ദ്രമായ സീ ഹോഴ്‌സ് ദ്വീപ് നിങ്ങൾ കാണും. ലോകത്തിലെ ഏറ്റവും വലിയ ചിത്ര ഫ്രെയിം “ദുബായ് ഫ്രെയിം”. വാണിജ്യ കപ്പലുകളുടെ സൗകര്യാർത്ഥം വികസിപ്പിച്ചെടുത്ത മനുഷ്യനിർമിത നദിയായ ദുബായ് ക്രീക്കിലെ ഒരു സ്റ്റോപ്പ് ഈ ടൂറിൽ ഉൾപ്പെടുന്നു, ഒപ്പം ദുബായിയുടെ സമ്പന്നമായ ചരിത്രത്തിന് ഒരു മാന്ത്രിക ഘടകം നൽകുന്ന പഴയ രീതിയിലുള്ള ഘടനകളുടെ ഭവനം. ലോകത്തിലെ ഏറ്റവും വലിയ ചിത്ര ഫ്രെയിം “ദുബായ് ഫ്രെയിം”. അവിശ്വസനീയമായ ഒരു ദുബായ് ഏരിയൽ‌ ടൂറിൽ‌ ഞങ്ങളോടൊപ്പം ചേരുന്നതിന് ഞങ്ങൾ‌ നിങ്ങളെ വാഗ്ദാനം ചെയ്യുന്നു. നഗരത്തിലെ കഠിനമായ സ്‌ട്രോളുകളിൽ നിന്നുള്ള സ്വാഗതാർഹമായ വിശ്രമമാണിത്. ഒരു ഫ്ലൈറ്റ് പാതയിൽ, ഒരു പുതിയ ദുബായ് നിങ്ങളെ കാത്തിരിക്കുന്നു! ബുക്കിംഗിന് മുമ്പ് ദയവായി വിളിച്ച് ലഭ്യത പരിശോധിക്കുക. DURATION 12/17/22/30 മിനിറ്റ് (നിങ്ങളുടെ വാങ്ങൽ അനുസരിച്ച്) എളുപ്പമായി റദ്ദാക്കുക ഒരു മുഴുവൻ റീഫണ്ടിനായി 72 മണിക്കൂർ മുമ്പേ റദ്ദാക്കുക ദുബായ് പോലീസ് അക്കാദമിയിൽ നിന്നുള്ള ടൂർ ബുർജ് അൽ അറബ് പാം ജുമൈറ ജുമൈറ തീരപ്രദേശം ബുർജ് ഖലീഫ ഗോഡോൾഫിൻ ബിസിനസ് ബേ ദുബായ് കനാൽ പാം ടൂർ 17 മിനിറ്റ് - എമിറേറ്റ്സ് ഹിൽസ് ജുമൈറ തടാകങ്ങൾ ബ്ലൂ വാട്ടേഴ്സ് ഐൻ ദുബായ് ബുർജ് അൽ അറബ് പാം ജുമൈറ അറ്റ്ലാന്റിസ് ഹോട്ടൽ ലോക ദ്വീപുകൾ ബുർജ് ഖലീഫ പഴയ ദുബായ്-ഹെറിറ്റേജ് ടവറുകൾ ദുബായ് ക്രീക്ക് ദുബായ് ഫ്രെയിം അധിക നിരക്കുകളിൽ ഹോട്ടൽ പിക്കപ്പ് ഡ്രോപ്പ് ഓഫ് ചെയ്യുക കുറിപ്പ്: ഫ്ലൈറ്റ് സമയത്തിന് 45 മിനിറ്റ് മുമ്പ് ഗേറ്റ് അടയ്ക്കുന്നു. നിങ്ങൾ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ ഇത് “ഷോ ഇല്ല” എന്ന് കണക്കാക്കുകയും അത് പൂർണമായി ഈടാക്കുകയും ചെയ്യും. വ്യാഴാഴ്ച രാവിലെ: വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ: 9: 00 സ 72 ജന്യ XNUMX മണിക്കൂർ മുമ്പ് നിങ്ങൾ ബുക്കിംഗ് സമയത്ത് കൈമാറ്റം ഐച്ഛികം തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ പ്രവർത്തനം ട്രാൻസ്ഫർ ഓപ്ഷൻ ലഭ്യമാണ്. പാസ്പോർട്ട് ഐഡികൾക്ക് ഹെലിപാഡ് ചെക്ക്-ഇൻ ഏരിയയിലേക്ക് ഓരോ യാത്രക്കാരും ആവശ്യമുണ്ട്. എല്ലാ ഫ്ലൈറ്റുകളും കാലാവസ്ഥയ്ക്കും ദൃശ്യപരതയ്ക്കും വിധേയമാണ്. എയർ ട്രാഫിക്ക് കൺട്രോൾ വ്യവസ്ഥകൾ അല്ലെങ്കിൽ മറ്റ് പ്രവർത്തന അല്ലെങ്കിൽ സുരക്ഷാ പരിഗണനകൾ കാരണം ടൂർ റൂട്ടുകളിൽ വ്യത്യാസമുണ്ടാകാം. ഇൻഷുറൻസ്: യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി റെഗുലേഷനുകൾക്ക് അനുസൃതമായി ഓരോ യാത്രക്കാരനും ഇൻഷ്വർ ചെയ്തിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും മുതിർന്നവർക്കുള്ള നിരക്ക് നൽകും ഗർഭാവസ്ഥയിലെ ആദ്യ 32 ആഴ്ചകളിൽ അല്ലെങ്കിൽ നിങ്ങളുടെ തന്നെ ഉത്തരവാദിത്തത്തിൽ ഗർഭിണികളായ സ്ത്രീകൾ മാത്രമേ പറക്കുന്നൂ. വൈകി എത്തുന്ന ഉപഭോക്താക്കൾക്ക് റൈന ടൂർ ചുമത്തല്ല. ഈ സാഹചര്യത്തിൽ ഈ പ്രവർത്തനത്തിൽ റീഫണ്ടുചെയ്യില്ല അല്ലെങ്കിൽ പുനരധിവസിപ്പിക്കില്ല. എല്ലാ കൈമാറ്റങ്ങൾക്കും ഇരിപ്പിട ക്രമീകരണം ലഭ്യത അനുസരിച്ചാണ്, ഇത് ഞങ്ങളുടെ ടൂർ മാനേജർ അനുവദിച്ചിരിക്കുന്നു. ട്രിപ്പ് ഷെഡ്യുറ്റിന്റെ കണക്കനുസരിച്ച് പരിഷ്ക്കരിക്കൽ ഡ്രോപ്പ് ഓഫ് ടൈമിംഗ് പരിഷ്കരിക്കാവുന്നതാണ്. ട്രാഫിക് അവസ്ഥകളും നിങ്ങളുടെ ലൊക്കേഷനും അനുസരിച്ച് ഇത് മാറാം. ഈ ഉത്തരവാദിത്തങ്ങൾ ഉന്നയിക്കാത്ത സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സൂചിപ്പിച്ച ചില ചേരുവകൾ വാരാന്തങ്ങളിൽ അല്ലെങ്കിൽ നിർദ്ദിഷ്ട ദിവസങ്ങളിൽ അടച്ചിരിക്കാം. വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന സമയത്തേക്ക് യഥാർത്ഥ ട്രാൻസ്ഫർ ടൈമിംഗ് 30 XNUM മിനിറ്റ് വരെ വ്യത്യാസപ്പെടാം. വർഷത്തിൽ മിക്കതിനും ഉടുപ്പ് വസ്ത്രങ്ങൾ അനുയോജ്യമാണ്, എന്നാൽ ശീതകാലങ്ങളിൽ സ്വെറ്ററുകളും ജാക്കറ്റും ആവശ്യമായി വന്നേക്കാം. സൂര്യപ്രകാശത്തിൽ നേരിട്ട് നല്ല സൺസൂസ്, സൺസ്ക്രീൻ, ഹാറ്റ് എന്നിവ നല്ലതാണ്. എല്ലാ ടൂർകളുടെയും അപേക്ഷയിൽ സ്വകാര്യ ട്രാൻസ്പോർട്ട് സംഘടിപ്പിക്കാം. ഞങ്ങളുടെ ഉപകരണങ്ങൾ അല്ലെങ്കിൽ ടൂർ സൈറ്റുകളിലെ മീഡിയ ഉപകരണങ്ങളോ വാലറ്റുകളോ മറ്റേതെങ്കിലും മൂല്യവത്തായ വസ്തുക്കളോ നിങ്ങളുടെ സ്വകാര്യ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ ഡ്രൈവർമാർക്കും ടൂർ ഗൈഡുകൾക്കും ഇത് ബാധകമല്ല. മുൻ‌വിവരങ്ങളില്ലാതെ വാഹനങ്ങൾ‌ക്കുള്ളിൽ‌ സ്‌ട്രോളറുകളൊന്നും അനുവദനീയമല്ല അതിനാൽ‌ റിസർ‌വേഷൻ‌ സമയത്ത് ഞങ്ങളെ അറിയിക്കുക. വെള്ളം മുതൽ മുപ്പതുമുതൽ എട്ടു വരെ വയസ്സുള്ള കുട്ടികൾക്കൊപ്പം ജലത്തിൽ ഒരു മുതിർന്ന ആളുണ്ടാകണം ഇസ്ളാമിക അവസരങ്ങളും ദേശീയ അവധി ദിനങ്ങളും ആഘോഷങ്ങൾ മദ്യം കഴിക്കുകയില്ല, തത്സമയ വിനോദം ഉണ്ടാകില്ല. ദയവായി ശ്രദ്ധാപൂർവ്വം വായിച്ച് ടൂർ ബ്രോഷർ യാത്രാ വിശദാംശങ്ങൾ നിബന്ധനകളും വ്യവസ്ഥകളും വില ഗ്രിഡ്, ബാധകമായേക്കാവുന്ന മറ്റ് രേഖകൾ എന്നിവ മനസിലാക്കുക, കാരണം ഇവയെല്ലാം നിങ്ങൾ ബുക്കിംഗിനെ ബാധിച്ചുകഴിഞ്ഞാൽ ഞങ്ങളുമായുള്ള നിങ്ങളുടെ കരാറിന്റെ ഭാഗമാകും. യു.എ.ഇ.യുടെ താമസസ്ഥലം, പ്രത്യേകിച്ച് സ്ത്രീകൾ, സൈനിക സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ ഫോട്ടോഗ്രാഫി കർശനമായി നിരോധിച്ചിരിക്കുന്നു. കുറ്റകൃത്യം എന്നത് ഒരു ശിക്ഷാർഹമായ കുറ്റമാണ്, കുറ്റവാളികൾ പിഴകൾ രൂപത്തിൽ പിഴകൾ നേരിടാനിടയുണ്ട്. ചില ടൂറുകൾക്ക് നിങ്ങളുടെ യഥാർത്ഥ പാസ്‌പോർട്ട് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി ആവശ്യമാണ്, ഞങ്ങൾ ഈ വിവരങ്ങൾ പ്രധാനപ്പെട്ട കുറിപ്പുകളിൽ പരാമർശിച്ചു, അതിനാൽ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങളുടെ പാസ്‌പോർട്ടോ ഐഡിയോ നിർബന്ധിതമായിട്ടുള്ള ഏതെങ്കിലും ടൂർ നഷ്‌ടപ്പെടുകയാണെങ്കിൽ ഞങ്ങൾ ഉത്തരവാദിയായിരിക്കില്ല. അതിഥി സമയം എടുക്കുന്നില്ലെങ്കിൽ സമയം 100% ചാർജുചെയ്യാനുള്ള അവകാശങ്ങൾ ഞങ്ങൾ പ്രദർശിപ്പിക്കുകയില്ല. ഭാഗികമായി ഉപയോഗപ്പെടുത്തിയ സേവനങ്ങൾക്ക് റീഫണ്ട് ഇല്ല. ഏതെങ്കിലും ക്രമരഹിതമായ സാഹചര്യങ്ങൾ (അതായത്, ട്രാഫിക് അവസ്ഥകൾ, വാഹനാപകടങ്ങൾ, മറ്റ് അതിഥികളുടെ താമസം, കാലാവസ്ഥാ സന്ദർഭം എന്നിവ) കാരണം, ടൂർ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്താൽ, സാധ്യമായെങ്കിൽ ഞങ്ങൾക്ക് ഇതര ഓപ്ഷനുകൾ നൽകും. ഏതെങ്കിലും സാഹചര്യത്തിൽ അതിഥി കൃത്യസമയത്ത് ദൃശ്യമാകാതിരിക്കുകയും ഞങ്ങളുടെ വാഹനം പിക്കപ്പ് ലൊക്കേഷനിൽ നിന്ന് പുറപ്പെടുകയും ചെയ്താൽ ഞങ്ങൾ ഇതര കൈമാറ്റത്തിനായി ക്രമീകരിക്കില്ല നഷ്‌ടമായ ടൂറിന് റീഫണ്ടും നൽകിയിട്ടില്ല. നിങ്ങളുടെ സുരക്ഷ അല്ലെങ്കിൽ സൗകര്യത്തിന് അത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നുവെങ്കിൽ, ഒരു യാത്രയോ യാത്രയോ റീചാർജ് ചെയ്യാനോ വിലനിർണ്ണയം ക്രമീകരിക്കാനോ അല്ലെങ്കിൽ ഒരു ടൂർ റദ്ദാക്കുമ്പോഴോ പൂർണ്ണമായി വിവേചനാധികാരം ഉണ്ടാക്കുവാനുള്ള പൂർണ്ണ അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഒരു ടൂർ പാക്കേജിൽ ഉപയോഗിക്കാത്ത ഉൾപ്പെടുത്തൽ മടക്കി നൽകാനാവില്ല. നിർദ്ദിഷ്ട പിക്ക്-അപ്പ് പോയിന്റിൽ സമയം എത്തിപ്പെടാൻ കഴിയാത്ത ഏതെങ്കിലും അതിഥിയെ നോൺ-ഷോയായി പരിഗണിക്കില്ല. അത്തരം സാഹചര്യങ്ങളിൽ പണം മടക്കി നൽകാനോ ബദൽ കൈമാറ്റമോ ക്രമീകരിക്കില്ല. മോശം കാലാവസ്ഥ, വാഹന ഗതാഗതം അല്ലെങ്കിൽ ട്രാഫിക് പ്രശ്നങ്ങൾ എന്നിവ കാരണം ടൂർ ബുക്കിങ് റദ്ദാക്കപ്പെടുകയോ മാറ്റം വരുത്തുകയോ ചെയ്താൽ, ബദൽസേവനത്തിന് സമാനമായ ഓപ്ഷനുകളുള്ള ബദൽ സേവനം ഏറ്റെടുക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രമിക്കും. സീറ്റിന്റെ ക്രമീകരണം അതിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും, അത് ഞങ്ങളുടെ ഡ്രൈവർ അല്ലെങ്കിൽ ടൂർ ഗൈഡുകൾ വഴി ചെയ്യും. വെബ്സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന പിക്കപ്പ്, ഡ്രോപ്പ് ഓഫ് സമയം എന്നിവ ഏകദേശമാണ്, നിങ്ങളുടെ സ്ഥലത്തിന്റെയും ട്രാഫിക് അവസ്ഥയുടെയും അടിസ്ഥാനത്തിൽ അവ ക്രമീകരിക്കും. കൂപ്പൺ കോഡുകൾ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമേ റിഡീം ചെയ്യാവൂ. അതിഥി സമയം എടുക്കുന്നില്ലെങ്കിൽ സമയം 100% ചാർജുചെയ്യാനുള്ള അവകാശങ്ങൾ ഞങ്ങൾ പ്രദർശിപ്പിക്കുകയില്ല. ഏതെങ്കിലും സാഹചര്യത്തിൽ അതിഥി കൃത്യസമയത്ത് ദൃശ്യമാകാതിരിക്കുകയും ഞങ്ങളുടെ വാഹനം പിക്കപ്പ് ലൊക്കേഷനിൽ നിന്ന് പുറപ്പെടുകയും ചെയ്താൽ ഞങ്ങൾ ഇതര കൈമാറ്റത്തിനായി ക്രമീകരിക്കില്ല നഷ്‌ടമായ ടൂറിന് റീഫണ്ടും നൽകിയിട്ടില്ല. ഇരിപ്പിടങ്ങളുടെ ക്രമീകരണം ലഭ്യത അനുസരിച്ചാണ് നടത്തുന്നത്, സ്വകാര്യ കൈമാറ്റങ്ങളൊഴികെ ഡ്രൈവർ അല്ലെങ്കിൽ ടൂർ ഗൈഡ് തീരുമാനിക്കുന്നു. ഞങ്ങളുടെ വാഹനം നിങ്ങളുടെ വീട്ടിൽ നിന്നോ ഹോട്ടൽ മുറിയിൽ നിന്നോ നിങ്ങളെ മരുഭൂമിയുടെ പ്രാന്തപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിലൂടെയാണ് ടൂർ ആരംഭിക്കുന്നത്. ദുബായ് ബനാന ബോട്ട് റൈഡ് ദുബായ് സന്ദർശിക്കുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും ലഭ്യമായ ഏറ്റവും ആവേശകരമായ കടൽ യാത്രയാണിത്. വൂ ടൂറുകളിലും ട്രാവൽസിലും, അറബിയൻ ഗൾഫിൽ ഞങ്ങളുടെ ആഴക്കടൽ പര്യടനത്തിൽ മയങ്ങിപ്പോയി. ഞങ്ങളുടെ കുത്തനെയുള്ള ക്രൂയിസ് കപ്പലുകൾക്കൊപ്പം മനോഹരമായ തീക്ഷ്ണമായ ജീവൻ തെളിയിക്കുക. അതിശയകരമായ അനുഭവങ്ങൾ ആസ്വദിക്കൂ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക30 മിനിറ്റ് ഗ്രാൻഡ് ടൂർ12 മിനിറ്റ് ഐക്കണിക് ടൂർ17 മിനിറ്റ് പാം ടൂർ22 മിനിറ്റ് ദർശനം ടൂർ വിളി or ഞങ്ങളെ വാട്ട്‌സ്ആപ്പ് ചെയ്യുക ഓഫീസ് നമ്പർ, 243, രണ്ടാം നില, ഒമീർ ബിൻ യൂസഫ് ബിൽഡിംഗ്, ഹംദാൻ ബിൻ മുഹമ്മദ് സെന്റ്, പി.ഒ. പെട്ടി 2, അബുദാബി ലെവൽ 23 ബൊളിവാർഡ് പ്ലാസ ടവർ 2, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലേവാർഡ്, ഇമാർ ബൊലേവാർഡ്, ഡൗൺടൗൺ ദുബായ് ദുബായ് © VooTours 2017-2021 എല്ലാ അവകാശങ്ങളും നിക്ഷിപ്തം. കോവിഡ് 19 പാൻഡെമിക് കാരണം, മിക്ക ടൂറുകളും പ്രവർത്തിക്കുന്നില്ല, സൂചിപ്പിച്ച വിലകൾ പ്രീ കോവിഡ് ആണ്. സർക്കാരിന്റെ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് കുറച്ച് ടൂറുകൾ‌ പ്രവർ‌ത്തിക്കുന്നുണ്ടെങ്കിലും നിരക്കുകൾ‌, ഷെഡ്യൂൾ‌, യാത്രാമാർ‌ഗ്ഗങ്ങൾ‌, നിബന്ധനകളും വ്യവസ്ഥകളും വ്യത്യസ്‌തമാണ്. ഏതെങ്കിലും ടൂർ ബുക്ക് ചെയ്യുന്നതിന് മുമ്പ് ദയവായി ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക, വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. എല്ലാ റീഫണ്ടുകളും ചെയ്യുന്നത് ഒരു മാനുവൽ പ്രോസസ് ആണ്, അത് കുറഞ്ഞത് 7 പ്രവൃത്തി ദിവസങ്ങളും പരമാവധി 15 പ്രവൃത്തി ദിവസങ്ങളും എടുക്കും. അസ ven കര്യം ഒഴിവാക്കാൻ ചുവടെയുള്ള വിശദാംശങ്ങളുമായി ബന്ധപ്പെടുക രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ എന്ന പടം കണ്ട് വന്നിട്ട് മകന്‍ പറഞ്ഞു ‘’അമ്മേ നല്ല പടം രഞ്ജിത് നന്നായി വര്‍ക്ക് ചെയ്തിരിക്കുന്നു. ജഗതിയും തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്നു. പൃത്ഥിരാജും നന്നായി ചെയ്തിട്ടുണ്ട് ‘’. എന്ന് നിര്‍മ്മാണത്തില്‍ കൂടി പൃഥിരാജിനു പങ്കുണ്ടെന്നും പടമൊരു ഹിറ്റാകുമെന്നും കൂടി പറഞ്ഞു. പെട്ടന്ന് ഞാനോര്‍ത്തത്. കൈനിക്കര കുമാരപിള്ള സാറിനെയാണ്. എപ്പോഴും ബഹുമാനപൂര്‍വ്വം മാത്രം ഓര്‍ക്കാന്‍ മാത്രം കഴിയുന്ന ഒരു പേരാണത്. ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വലിയ മനുഷ്യന്‍! പൃഥിരാജിന്റെ വലിയ മുത്തശ്ശന്‍. ആയിരത്തിത്തൊള്ളായിരത്തി എഴുപതില്‍ വിവാഹം കഴിഞ്ഞ് പത്മരാജനോടൊപ്പം ഞാന്‍ താമസമാക്കിയത് പൂജപ്പുരയിലെ പാതിരപ്പള്ളി റോഡിലുള്ള ‘കമലാലയം’ എന്ന രണ്ടു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ്. താഴെ വീട്ടുടമസ്ഥരായ ഇന്ദിരചേച്ചിയും ഭര്‍ത്താവും മകന്‍ റാമും. ഞങ്ങള്‍ താമസം തുടങ്ങിയ സമയത്ത് ഇന്ദിരച്ചേച്ചിയുടെ ഭര്‍ത്താവ് സുകുമാരന്‍ നായര്‍ ചേട്ടന്‍ അമേരിക്കയിലാണ്. ഇന്ദിരച്ചേച്ചി വലിയ സായിഭക്തയായിരുന്നു. മനോഹരമായി പാടും. എല്ലാ വ്യാഴാഴ്ചയും ‘കമലാലയ‘ത്തില്‍ സായിഭജനയുണ്ടായിരുന്നു. ഞാന്‍ താമസമാക്കി ദിവസങ്ങള്‍ക്കകം തന്നെ ഇന്ദിരച്ചേച്ചി എന്റെ അടുത്ത സുഹൃത്തായി. അവര്‍ ഒഴിവുസമയങ്ങളിലെല്ലാം ഇരുന്നു വായിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. പൊതുവെ കലയും സാഹിത്യവും ഒക്കെ അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ട സംഗതികളായിരുന്നു. ലോകകാര്യങ്ങളെക്കുറിച്ച് നല്ല ബോധവും അറിവും അവര്‍ക്കുണ്ടെന്ന് ഞാന്‍ മനസിലാക്കി. പത്മരാജന്‍ ഓഫീസില്‍ പോകുന്ന അവസരങ്ങളില്‍ ഞാന്‍ എപ്പോഴും ഇന്ദിരച്ചേച്ചിയുടെ അടുത്തു ചെല്ലുമായിരുന്നു. വായിക്കാനുള്ള പുസ്തകങ്ങളൊക്കെ എവിടെനിന്നാണ് കിട്ടുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ഇന്ദിരച്ചേച്ചിയോട് ചോദിച്ചു. കൈനിക്കരസാറിന്റെ വീട്ടില്‍ നിന്നാണെന്ന് ചേച്ചി മറുപടി പറഞ്ഞു. കൈനിക്കര സാറിന്റെ പേരുകേട്ടപ്പോള്‍ എനിക്കു വലിയ അത്ഭുതമായി കൈനിക്കര സഹോദരന്മാരെക്കുറിച്ചൊക്കെ പത്മരാജന്‍ നേരത്തേതന്നെ എനിക്കു പറഞ്ഞു തന്നിരുന്നു. അതുകൊണ്ടു തന്നെ, സാറിനെ ഒന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി. ഞാന്‍ എന്റെ ആഗ്രഹം ഇന്ദിരച്ചേച്ചിയോടു പറഞ്ഞു, ഒരു ദിവ്സം പത്മരാജനോടൊപ്പം ഞാനും ഇന്ദിരച്ചേച്ചിയും കൈനിക്കരസാറിന്റെ വീട്ടിലേക്കു ചെന്നു. ഇപ്പോള്‍ ‘ നടുതലഭഗവതിക്ഷേത്രം’ റോഡായി മാറിയ പഴയ പാതിരപ്പള്ളി റോഡിലേക്ക് കടന്നാലുടന്‍ ഇടതുവശത്തുകാണുന്ന ആദ്യത്തെ വീടായിരുന്നു കുമാരപിള്ള സാറിന്റേത്. കാണുന്ന മാത്രയില്‍ തന്നെ നമിക്കാന്‍ തോന്നിപ്പോകുന്ന തരത്തിലുള്ള ഒരു പേഴ്സണാലിറ്റിയായിരുന്നു സാറിന്റേത്. ആറടിപ്പൊക്കം, വെളുത്ത് കൊലുന്നനേയുള്ള ശരീരം, കനത്ത മീശ, ഗൗരവം സ്ഫുരിക്കുന്ന മുഖം നീണ്ടു നിവര്‍ന്ന ശരീരവും കൈകാലുകളും. ശരിക്കു പറഞ്ഞാല്‍ അങ്ങോട്ട് കയറി എന്തെങ്കിലും ചോദിക്കാനോ പറയാനോ നമുക്കു ധൈര്യം തോന്നാത്ത അത്രയും ഗംഭീരമായ ഒരുരൂപമായിരുന്നു സാറിന്. പക്ഷേ, പരിചയപ്പെട്ടു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍‍ക്കു മനസിലായി അദ്ദേഹം വളരെ സൗമ്യനായ ഒരു മനുഷ്യനാണെന്ന്. സാറിന്റെ വീട്ടില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നു .ഏറ്റവും പുതുതായി ഇറങ്ങുന്ന പുസ്തകങ്ങള്‍ വരെ ആ ലൈബ്രറിയില്‍ ഞങ്ങള്‍ കണ്ടു. എല്ലാം ചിട്ടയായും ഭംഗിയാ‍യും അലമാരകളില്‍ അടുക്കിവച്ചിട്ടുണ്ടായിരുന്നു. പത്മരാജന്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ വായനയായിരുന്നു എന്റെ ഹോബി. കൈനിക്കര സാറിന്റെ വീട്ടിലെ പുസ്തകങ്ങള്‍ എന്നെ വളരെ ഏറെ സന്തോഷിപ്പിച്ചു പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞാനവിടെ ചെല്ലാനും സാറിന്റെ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തുകൊണ്ടുവന്ന് വായിക്കാനും തുടങ്ങി. എടുക്കുന്ന പുസ്തകങ്ങളുടെ പേര് സാറിന്റെ ഭാര്യ ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കും. വെളുത്തു കൊലുന്നനെയുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടിയെ വല്ലപ്പോഴുമൊക്കെ അവിടെ കാണുമായിരുന്നു. ‘അത് എന്റെ സഹോദരന്‍ മാധവന്‍ പിള്ളയുടെ മോളാ മോഹമല്ലിക. ഇവിടെ വിമന്‍സ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. ‘ എന്നൊരിക്കല്‍ സാറ് എന്നോടു പറഞ്ഞു. നല്ല ചുറുചുറുക്കും സൗന്ദര്യവുമുള്ള ആ പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം എന്ന് ആ കുട്ടിയുടെ പെരുമാറ്റവും മിടുക്കും ഒക്കെ കണ്ടപ്പോള്‍ എനിക്കു തോന്നി. കൈനിക്കര സഹോദരന്മാരെക്കുറിച്ചും അവരുടെ നാടകങ്ങളെക്കുറിച്ചും ഒക്കെ വീട്ടില്‍ ചര്‍ച്ച പതിവായി. സി. വി രാമന്‍ പിള്ളയുടെ രചനകളെക്കുറിച്ചൊക്കെ പത്മരാജന്‍ വാചാലനാകുന്നതും കേട്ട് കേട്ട് ഞാനങ്ങരിക്കും. ഒരിക്കല്‍ ‘ധര്‍മ്മരാജ’ രംഗത്തവതരിപ്പിച്ചപ്പോള്‍ അതിലെ ഹരി പഞ്ചാനനന്മാരായി കൈനിക്കരസഹോദരന്മാര്‍ വേഷമിട്ട കാര്യമൊക്കെ അദ്ദേഹം പറഞ്ഞു തന്നു. ഉഗ്രഹരിപഞ്ചനനനായി കൈനിക്കര പത്ഭനാഭപിള്ള, ശാന്തഹരിപഞ്ചാനനനായി കുമാരപിള്ളസാറും സറ്റേജില്‍ വരുന്നതൊക്കെ ഞാന്‍ സങ്കല്‍പ്പിക്കും. സ്വതവേ കഥപറച്ചിലുകാരനായ പത്മരാജന് ഈ കഥകളൊക്കെ പറഞ്ഞു തരാന്‍ നല്ല ഉത്സാഹമായിരുന്നു. പിറ്റേന്ന് പുസ്തകമെടുക്കാന്‍ എന്ന ഭാവത്തില്‍ ഞാന്‍ കൈനിക്കര സാറിന്റെ വീട്ടിലേക്കു ചെന്നു. ഭാഗ്യത്തിന് സാറ് വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദ്യമാദ്യം നാട്ടുകാര്യങ്ങളോക്കെ സംസാരിച്ച് അവസാനം സിനിമാ കാര്യത്തിലെത്തി. ‘ മോഹ മല്ലികയെ അഭിനയ്ക്കാന്‍ വിടുമോ?’ എന്നു ഞാന്‍ സാറിനോടു ചോദിച്ചു അതുകേട്ട് ഉടനെ സാറ് എന്റെ മുഖത്തോട്ട് നോക്കി ഒന്നു പുഞ്ചിരിച്ചു. അപ്പോള്‍ ഞാന്‍ മധുസാര്‍ വീട്ടില്‍ വന്ന കാര്യമൊക്കെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. ‘ ഞാന്‍ മാധവന്‍ പിള്ളയോടൊന്നു ചോദിച്ചു നോക്കട്ടെ. അയാള്‍ വിടുമോ എന്നറിഞ്ഞു കൂട’ എന്ന് കൈനിക്കര സാര്‍ പറഞ്ഞപ്പോള്‍ എനിക്കു സന്തോഷമായി. എന്റെ ശ്രമം വിജയിച്ചു എന്ന് വിശ്വാസത്തില്‍ ഞാന്‍ വീട്ടിലേക്കു തിരിച്ചു വന്നു. ‘ അവര്‍ അഭിനയിക്കാനൊന്നും വിടില്ല’ എന്ന് പത്മരാജന്‍ വീണ്ടും പറഞ്ഞപ്പോള്‍ തെല്ലോരഹന്തയോടെ ‘ നമുക്കു കാണാം’ എന്ന് ഭാവത്തില്‍ തുള്ളിച്ചാടി ഞാനകത്തേക്കു പോയി. പക്ഷെ, എന്റെ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൈനിക്കര സാറിന്റെ മറുപടി കിട്ടി. ‘അയാള്‍ക്കതില്‍ മാധവന്‍ പിള്ളക്ക്) താല്‍പ്പര്യമില്ല അവള്‍ പഠിക്കുകയല്ലേ എന്നാണ് പറഞ്ഞത്’ എന്ന്. ഇതുകേട്ട് പത്മരാജന്‍ പൊട്ടിച്ചിരിച്ചു. ‘ നിങ്ങള്‍ക്കെന്തറിയാം‘ എന്ന ഭാവത്തില്‍ അദ്ദേഹം ചിരിക്കുന്നതു കേട്ടപ്പോള്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ഒരാഴ്ച കഴിഞ്ഞില്ല പത്മരാജന്‍ വന്ന് എന്നോടു പരിഭവിക്കുന്നു, ‘ നിങ്ങള്‍ക്ക് വല്ല ആവശ്യവുമുണ്ടായിരുന്നോ വേണ്ടാത്ത കാര്യത്തിനു പോയിട്ട് ആ ചൊക്കന്‍ എം. ജി രാധാകൃഷ്ണനെ അദ്ദേഹം അങ്ങനെയാണ് പറഞ്ഞിരുന്നത്) എന്നോടു വന്നു ചോദിച്ചു. നീ മോഹ മല്ലികയെ അഭിനയിക്കാന്‍ വിളിച്ചിട്ട് അവള്‍ വരില്ല എന്നു പറഞ്ഞല്ലേ’ എന്ന്. അവന്റെ ഒരു ചിരിയും പരിഹാസവും കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞു പോയി ‘ എന്നൊക്കെ. ഞാനാകെ വല്ലാതായി ഈ വാര്‍ത്ത ഇത്ര വേഗം മറ്റുള്ളവര്‍ അറിയുമെന്ന് ഞാന്‍ കരുതിയതേയില്ല. താമസിയാതെ മധുസാര്‍ പടം തുടങ്ങി. ജയഭാരതിയായിരുന്നു നായിക എന്നാണ് എന്റെ ഓര്‍മ്മ. രണ്ടുമൂന്നു മാസം കഴിഞ്ഞു കാണും പത്മരാജന്‍ എന്നോടു വന്നു പറഞ്ഞു. ‘ നിങ്ങള്‍ക്കൊരു ചൂടുള്ള വാര്‍ത്തയുണ്ട് നിങ്ങളുടെ നായിക മോഹമല്ലിക ഒളിച്ചോടി നമ്മുടെ എന്‍. കെ ആചാരിയുടെ മകന്‍ അമ്പിളിയുടെ കൂടെ. സത്യം പറഞ്ഞാല്‍ വാര്‍ത്ത കേട്ട് ഞാന്‍ അന്തം വിട്ടു പോയി. പെട്ടന്ന് ഞാനോര്‍ത്തത് കൈനിക്കര സാറിനേയാണ്. അദ്ദേഹവും കുടുംബവും ഈ സംഭവത്തെ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നു ഞാന്‍ ചിന്തിച്ചു പോയി. ‘അഭിനയിക്കാന്‍ അയച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നായികയായി വിലസാമായിരുന്നു. ‘ എന്നു ഞാന്‍ പിറുപിറുത്തപ്പോള്‍ പത്മരാജന്‍ അതുകേള്‍ക്കാത്തതു പോലെ ഒരു സിഗററ്റിനു തീ കൊളുത്തി.picture3 വര്‍ഷങ്ങള്‍ കുറെ കടന്നു പോയി അമ്പിളിയും മല്ലികയും ഏതൊക്കെയോ പടങ്ങളില്‍ ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചു അതുകണ്ടപ്പോളൊക്കെ ‘ എന്തൊരു വിധിയായിപ്പോയി’ എന്നു ഞാന്‍ തലയില്‍ കൈവച്ചു. ഏതായാലും കാലത്തോടൊപ്പം അവര്‍ വളരുകയും അറിയപ്പെടുന്ന സിനിമാതാരങ്ങളായി മാറുകയും ചെയ്തു. നാട്ടുകാര്‍ അവരുടെ കഥകള്‍ മറന്നു തുടങ്ങി. എഴുപത്തി എട്ടിലോ മറ്റോ ആണ് ഞാനും മക്കളും പത്മരാജനോടൊപ്പം ചിറ്റൂര്‍ക്ക് പോകുന്ന വഴിയില്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ ഒരു ദിവസം തങ്ങി. അന്നവിടെ ഞങ്ങള്‍ള്‍ താമസിക്കുന്നതിന്റെ അടുത്ത മുറിയില്‍ മോഹമല്ലികയുണ്ട്. ജഗതി എന്‍. കെ ആചാരിയും എം. ടി വാസുദേവന്‍ നായരുമുണ്ട്. എം. ടി യെ ഞാന്‍ ആദ്യമായി നേരില്‍ കണ്ടതും പരിചയപ്പെട്ടതും അന്നവിടെ വച്ചാണ്. അദ്ദേഹം ‘ ബന്ധനം’ എന്ന പടത്തിന്റെ ജോലികളുമായി അവിടെ തങ്ങുകയായിരുന്നു. പടത്തിലെ നായകനായ സുകുമാരനും അവിടെ ഒരു മുറിയില്‍ ഉണ്ടായിരുന്നു. അന്ന് പത്മരാജന്‍ എന്നോടു പറഞ്ഞു ‘ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്നു തോന്നുന്നു. എന്‍. കെ. ആചാരിയുടെ സംസാരത്തില്‍ നിന്ന് എനിക്കങ്ങനെയാണ് തോന്നുന്നത്.’ എന്‍. കെ. ആചാരി ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു. പത്മരാജന്‍ പറഞ്ഞത് കേട്ടെങ്കിലും എം. ടി യെ പരിചയപ്പെട്ട ത്രില്ലില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എന്താണ് കുഴപ്പമെന്നോ ആര്‍ക്കാണ് കുഴപ്പമെന്നോ ഒന്നും അന്വേഷിക്കാന്‍ പോയില്ല. പിന്നേയും ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാ‍ണെന്നാണ് എന്റെ ഓര്‍മ്മ മോഹമല്ലിക ജഗതി ശ്രീകുമാറുമായി പിരിഞ്ഞു എന്നും സുകുമാരനെ കല്യാണം കഴിക്കാന്‍ പോകുകയാണെന്നും അറിഞ്ഞു. അപ്പോഴും അവരുടെ കുടുംബത്തെക്കുറിച്ച് ഞാനോര്‍ത്തു. ആദ്യ വിവാഹത്തില്‍ ദു:ഖിതരായിരുന്ന വീട്ടുകാര്‍ സുകുമാരനുമായുള്ള വിവാഹത്തില്‍ വളരെ സന്തുഷ്ടരാണെന്ന് പത്മരാജന്‍ പറഞ്ഞു. ഞാനപ്പോള്‍ വെറുതെ ഓര്‍ത്തു ഒരു നായികയായി സിനിമയില്‍ വന്ന് വെട്ടിത്തിളങ്ങേണ്ടിയിരുന്ന ആ പെണ്‍കുട്ടിക്ക് എത്രയെത്ര ചെറിയ റോളുകളിലാണ് അഭിനയിക്കേണ്ടി വന്നത്. എന്തുമാത്രം കഷ്ടപ്പാടുകളാണ് അനുഭവിക്കേണ്ടി വന്നത് എന്നൊക്കെ. എല്ലാം ദൈവനിശ്ചയം എന്ന് സമാധാനിച്ചു. ഏതായാലും സുകുമാരന്റെ ഭാര്യയായതിനുശേഷം മല്ലികയെ പടങ്ങളിലൊന്നും കാണാതായി. നല്ലൊരു വീട്ടമ്മയായി സുഖമായി ആ കുട്ടി കഴിയുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. മല്ലികയുടെ അമ്മയും ചേച്ചിയുമൊക്കെ പൂജപ്പുര തന്നെയാണ് താമസിച്ചിരുന്നത്. ഞങ്ങള്‍‍ നല്ല പരിചയക്കാരുമായിരുന്നു. മല്ലികയുടെ ഒരു ചേച്ചിയുടെ ഭര്‍ത്താവ് എന്തെ രണ്ടാമത്തെ ആങ്ങളയായ കുട്ടേട്ടനോടൊപ്പം ചിറ്റൂര്‍ കോളേജില്‍ ഉണ്ടായിരുന്ന സച്ചിദാനന്ദമേനോനും, മറ്റൊരു ചേച്ചിയുടെ ഭര്‍ത്താവ് ഫിസിക്സ് പ്രൊഫസറായ കര്‍ത്താ സാറുമാണ്. എന്റെ മകള്‍ മാധവിക്കുട്ടി കര്‍ത്താസാറിന്റെ അടുത്ത് ഫിസിക്സ് പഠിക്കാ‍ന്‍ പോകുമായിരുന്നു. വിവാഹ ശേഷം മല്ലികയും സുകുമാരനും തിരുവനതപുരത്ത് കുഞ്ചാലുമ്മൂട് എന്ന സ്ഥലത്തൊരു വീടുവച്ച് താമസമായി. ഒരിക്കല്‍ സുകുമാരന്‍ പത്മരാജനോടൊപ്പം ഞങ്ങളുടെ വീട്ടില്‍ വന്നതോര്‍ക്കുന്നു. പത്മരാജന്‍ എന്നെ സുകുമാരനു പരിചയപ്പെടുത്തിയപ്പോള്‍ ആ മുഖത്ത് വളരെ കഷ്ടപ്പെട്ടു വരുത്തിയ ഒരു ചെറു ചിരി മാത്രമേ കണ്ടുള്ളു. വല്ലാത്ത ഗൗരവക്കാരന്‍ തന്നെ. എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘ കള്ളന്‍ പവിത്രന്‍’ എന്ന് പടത്തിന്റെ പൂജക്ക് പുളിയറക്കോണത്തുണ്ടായിരുന്ന മധുസാറിന്റെ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അവിടെ സുകുമാരനും സീമയും ഉണ്ടായിരുന്നു. അങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ ഞാന്‍ സുകുമാരനെ കണ്ടിരുന്നുള്ളു.picture4 തൊണ്ണൂറ്റിയൊന്നില്‍ പത്മരാജനും അതുകഴിഞ്ഞ് സുകുമാരനും തങ്ങളുടെ ഏറ്റവും നല്ല കാലത്തു തന്നെ ഈ ലോകത്തോടു വിട പറഞ്ഞു. സുകുമാരന്റെ മരണവിവരം ആരോ പറഞ്ഞറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റാതെ ഞാന്‍ പൂജപ്പുരയുള്ള മല്ലികയുടെ വീട്ടിലേക്കു വിളീച്ചു നിര്‍ഭാഗ്യത്തിന് ഫോണെടുത്തത് മല്ലികയുടെ അമ്മയായിരുന്നു. സുകുമാരന്റെ മരണം അമ്മയെ അറിയിക്കാതെ ചേച്ചിയും മറ്റുമിരിക്കുന്ന സമയത്താണ് ഞാന്‍ വിളിച്ചത്. സുകുമാരന് എന്തോ പറ്റി എന്നു കേള്‍ക്കുന്നു ശരിയാണോ എന്നു ചോദിച്ചത് അബദ്ധമായിപ്പോയെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. സത്യമറിഞ്ഞപ്പോള്‍ ആ അമ്മയ്ക്കുണ്ടായ വിഷമത്തെക്കുറിച്ച് മല്ലികയുടെ ചേച്ചി ലതിക എന്നോടു പറഞ്ഞു. മരണമന്വേഷിച്ച് കുഞ്ചാലുമ്മൂടിലെ വീട്ടിലേക്കു ചെന്നപ്പോഴാണ് മല്ലികയുടെ രണ്ടു മക്കളേയും ഞാനാദ്യമായി കാണുന്നത്. മൂത്തയാള്‍ക്ക് പതിനചും രണ്ടാമത്തെയാള്‍ക്ക് പന്ത്രണ്ടും വയസ്സേ കാണൂ. മക്കള്‍ അമ്മയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. പാവം കുട്ടികള്‍ എന്ന് മനസ്സു നൊന്തു. രഞ്ജിത്തിന്റെ ‘ നന്ദനം’ എന്ന് പടം കണ്ടപ്പോള്‍ മല്ലികയെ ഞാന്‍ വിളിച്ചു. പൃഥിരാജിന്റെ ആദ്യത്തെ പടം. മോന്റെ അഭിനയം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാനെന്റെ അഭിനന്ദനം അറിയിച്ചു അതുകഴിഞ്ഞ് ‘ മീശമാധവ’ ന്റെ ഷൂട്ടിംഗിനിടക്ക് ഇന്ദ്രജിത്ത് പപ്പനോടൊപ്പം ചിറ്റൂരുള്ള എന്റെ ചെറിയമ്മയുടെ വീട്ടില്‍ വന്നിരുന്നു. ദൈവനാമത്തില്‍ എന്ന പടത്തിന്റെ പ്രിവ്യൂവിനും മറ്റേതൊക്കെയോ അവസരങ്ങളിലും പൃഥിരാജിനെ കണ്ടു. മോന്‍ സുകുമാരന്റെ അതേ ഛായാണല്ലോ എന്നെനിക്കു തോന്നി. രണ്ടു പ്രാവശ്യം ഗീതു മോഹന്‍ ദാസ് എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. എന്റെ രണ്ടു മക്കളുടെ കല്യാണത്തിനും ഞാന്‍ മല്ലികയെ ക്ഷണിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ കല്യാണത്തിന് മല്ലിക വന്നു ക്ഷണിച്ചതുകൊണ്ട് എന്റെ മക്കളുടെ കല്യാണത്തിനു മല്ലിക വരാതിരുന്നിട്ടും ഞാനെന്റെ മകനെ എറണാകുളത്തേക്കയച്ചു. വര്‍ഷങ്ങള്‍ കടന്നു പോകുന്നിതിനിടെ പൃഥിരാജ് മലയാളത്തിലെ ഏറ്റവും നല്ല നടനുള്ള കേരള ഗവണ്മെന്റിന്റെ പുരസ്ക്കാരത്തിനര്‍ഹനാകുകയും വലിയ നടന്മാര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയെടുക്കുകയ്യും ചെയ്തത് എന്നെ ഒരു പാടു സന്തോഷിപ്പിച്ചു. പൂജപ്പുരയില്‍ വളരെ പുരാതനമായ തൊണ്ണൂറ്റി ഒന്നു വര്‍ഷം കഴിഞ്ഞ ഒരു അനാഥമന്ദിരമുണ്ട് എസ്. എം. എസ് ഹിന്ദു മഹിളാ മന്ദിരം. ഞാന്‍ കഴിഞ്ഞ മുപ്പത്തിയൊന്നു വര്‍ഷങ്ങളായി അവിടുത്തെ ഭരണസമിതിയില്‍ അംഗമാണ്. മല്ലിക ഇടക്കിടക്ക് മന്ദിരത്തില്‍ വരികയും സാമ്പത്തിക സഹായം ചെയ്യുകയും ഒക്കെ പതിവാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മല്ലിക ഇളയമകനേയും കൊണ്ടാണ്‍ വന്നത്. പൃഥിരാജിന്റെ ജന്മദിനം പ്രമാണിച്ച് ഞങ്ങളുടെ മന്ദിരത്തിലെ കുട്ടികളെ കാണാനും അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുമായി വന്ന അമ്മയേയും മകനേയും ഞാന്‍ കൂടി ചേര്‍ന്ന് എതിരേറ്റു. അവരെത്തുന്നതിനു മുമ്പു തന്നെ ഞാന്‍ മന്ദിരത്തിലെ എന്റെ സഹപ്രവര്‍ത്തകരോട് പണ്ട് ഞാന്‍ മല്ലികയെ നടിയാക്കാന്‍ ശ്രമിച്ച കഥയൊക്കെ പറഞ്ഞിരുന്നു. അവര്‍ മന്ദിരത്തിലെത്തി. കുശലപ്രശ്നത്തിനിടക്ക് ഞാന്‍ പൃഥിരാജിനോടു ചോദിച്ചു. ‘’ അമ്മയില്‍ ഒരഭിനേത്രിയുണ്ട് ആദ്യം മനസിലാക്കിയതാരാണെന്നറിയാമോ എന്ന്. അറിയില്ല എന്നു മകന്‍ അപ്പോള്‍ അതേ ചോദ്യം തന്നെ ഞാന്‍ മല്ലികയോടു ചോദിച്ചു മല്ലികയ്ക്കും അറിയില്ലായിരുന്നു. അവരെ മധു സാറിന്റെ നായികയായി അഭിനയിക്കാന്‍ ക്ഷണിക്കാന്‍ പോയ കാര്യം വിശദമായി ഞാന്‍ മകനെ പറഞ്ഞു കേള്‍പ്പിച്ചു. പക്ഷെ, അമ്മയ്ക്ക് അത് ഒട്ടും ഓര്‍മ്മയുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ കൊച്ചായതു പോലെ തോന്നി എങ്കിലും ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ കൈനിക്കരസാറിന്റെ ലൈബ്രറിയെ കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ഒക്കെ കൊച്ചു മോനോടു സംസാരിച്ചു. മന്ദിരത്തില്‍ നിന്ന് അന്നത്തെ യോഗം കഴിഞ്ഞ് തിരിച്ചു പോരുമ്പോഴും മോഹമല്ലിക പഴയകാലം മറന്നു പോയല്ലോ എന്ന വിഷമം മനസ്സിനെ അലട്ടിയിരുന്നു. പിന്നീട് പൃഥിരാജിന്റെ കല്യാണം വന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരും കൂട്ടുകാരും ചോദിച്ചു, കല്യാണത്തിനു പോകുന്നില്ലേയെന്ന്. മറുപടി ഞാനൊരു ചിരിയിലൊതുക്കി. കല്യാണത്തിനു ക്ഷണിച്ചിരുന്നില്ല എന്ന സത്യം ചെറിയ വിഷമമുണ്ടാക്കിയെങ്കിലും എന്നേക്കാള്‍ അവര്‍ക്ക് അടുപ്പമുള്ള പലരേയും ക്ഷണിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ ആ വിഷമം മാറി. എന്റെ ഒരു വലിയമ്മയുടെ മകനുണ്ട് രാജേട്ടന്‍. ഏട്ടന്റെ മകന്‍ വിദ്യാശങ്കറും ഭാര്യ കവിതയും ഒട്ടും പ്രതീക്ഷിക്കാതെയാണ് മസ്ക്കറ്റില്‍ നിന്നും നാട്ടിലേക്കു വന്നത്. അതീവ രഹസ്യമായി വച്ചിരുന്ന പൃഥിരാജിന്റെ കല്യാണത്തിനായിരുന്നു ആ വരവ്. കവിതയുടെ കല്യാണത്തിന്‍ രാജേട്ടന്‍ കൂടി അവരോടൊപ്പം പാലക്കാട്ടേക്കു പോയിരുന്നെന്നും മദ്രാസില്‍നിന്നും വിളിച്ചപ്പോള്‍ രാജേട്ടന്‍ പറഞ്ഞു. എന്തിനായിരുന്നു കല്യാണം ഇത്ര രഹസ്യമാക്കി വച്ചെതെന്നോ കല്യാണം അടുത്ത മാസം ഉണ്ടാ‍കുമെന്നോ ഒരു ചാനലിലെ അഭി മുഖത്തില്‍ മല്ലിക പറഞ്ഞെന്നോ. എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മഹാരഥന്മാരായ രണ്ടു നടന്മാരുടെ കൊച്ചു മകനും കഴിവുറ്റ ഒരു നടന്റെയും നടിയുടെയും മകനുമായ പൃഥിരാജിന് പാരമ്പര്യമായി തനിക്കു കിട്ടിയ കഴിവിനെക്കുറിച്ചു നല്ല ബോദ്ധ്യമുണ്ട് ‘ എനിക്ക് ജീവിതത്തില്‍, അഭിനയിക്കാന്‍ അറിയില്ല ‘ എന്ന് പൃഥിയുടെ പ്രസ്താവന പല ചാനലുകളില്‍ കേട്ടു. സുകുമാരന്‍ എന്ന് നടനും അങ്ങനെ ആയിരുന്നല്ലോ. പക്ഷെ ഇക്കാലത്ത് ജീവിതത്തില്‍ കൂടി കുറച്ച് അഭിനയിച്ചെങ്കിലേ പൊതുജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കു എന്നതാണ് സത്യം. പുതിയ തലമുറയില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ്‍ പൃഥിരാജ്. കൈനിക്കര സഹോദരന്മാരുടെ മൂന്നാം തലമുറക്കാരായ പൃഥിരാജും ഇന്ദ്രജിത്തും തങ്ങളുടെ പാരമ്പര്യം എന്നുമെന്നും കാത്തു സൂക്ഷിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. പാരമ്പര്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് അഭിനയത്തിന്റെ പടവുകള്‍ ചവുട്ടി കയറാ‍ന്‍ ആ സഹോദരന്മാര്‍ക്ക് ദൈവം അവസരം കൊടുക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. ❝വിമർശനങ്ങൾക്ക് കിരീടത്തിലൂടെ മറുപടി കൊടുക്കാനൊരുങ്ങി ഇംഗ്ലീഷ് പട ❞ Goal Malayalam Sports ❝വിമർശനങ്ങൾക്ക് കിരീടത്തിലൂടെ മറുപടി കൊടുക്കാനൊരുങ്ങി ഇംഗ്ലീഷ് പട ❞ Goal Malayalam Sports ❝വിമർശനങ്ങൾക്ക് കിരീടത്തിലൂടെ മറുപടി കൊടുക്കാനൊരുങ്ങി ഇംഗ്ലീഷ് പട ❞ ❝വിമർശനങ്ങൾക്ക് കിരീടത്തിലൂടെ മറുപടി കൊടുക്കാനൊരുങ്ങി ഇംഗ്ലീഷ് പട ❞ യുവത്വവും പരിചയ സമ്പത്തും നിറഞ്ഞു നിന്ന ഒരു മികച്ച ടീമുമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിനെത്തിയത്. യൂറോ കപ്പിൽ ഇതുവരെ കിരീടം പൊയിട്ട് ഫൈനലിൽ പോലും എത്താൻ ഇംഗ്ലീഷ് ടീമിനായിട്ടില്ല. 1996 ൽ സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കിരീടം നേടുമെന്ന് തോന്നിയെങ്കിലും സെമിയിൽ കാലിടറി പോയി. എന്നാൽ ഇത്തവണ ആദ്യ കിരീടം എന്ന ലക്ഷ്യ വെച്ച് തന്നെയാണ് പരിശീലകൻ ത്രീ ലയ്ൻസിനെ യുറോക്ക് ഒരുക്കിയത്.എന്നാൽ ഗ്രൂപ്പിലെ ആദ്യ മത്സരം തൊട്ട് തന്നെ വിമർശകർ സൗത്ത് ഗേറ്റിനു നേരെ തിരിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ക്രോയേഷ്യക്കെതിരെയും ,ചെക്കിനെതിരെയും ഓരോ ഗോളിനെ നേരിയ ജയം നേടിയ അവർ സ്കോട്ലൻഡിനോട് സമനില വഴങ്ങുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ നിന്നും നേടിയതാവട്ടെ രണ്ടു ഗോളുകളും .എന്നാൽ മത്സരത്തിൽ ഒരു ഗോള് പോലും അവർ വഴങ്ങിയില്ല. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ എത്തിയെങ്കിലും കിരീട സാധ്യതയുള്ള ടീമുകളിൽ നിന്നും ഇംഗ്ലണ്ട് താഴോട്ട് പോയി. വലിയ താരങ്ങൾ ഉണ്ടായിട്ടും അത് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സൗത്ത് ഗേറ്റിനു കഴിയുന്നില്ല എന്നതായിരുന്നു സൗത്ത് ഗേറ്റിനു നേരെയുളള വലിയ വിമർശനം. എന്നാൽ പ്രീ ക്വാർട്ടറിൽ ജര്മനിക്കെതിരെയുള്ള തകർപ്പൻ ജയത്തോടെ ഒറ്റ രാത്രി കൊണ്ട് കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ ഇടയിൽ നിന്നും ബഹുദൂരം മുന്നിലേക്ക് കയറാൻ ഇംഗ്ലണ്ടിനായി.എതിരാളികളുടെ മനസ്സിൽ മുന്നെയൊന്നുമില്ലാത്ത വിധം ഭയം നിറച്ചു കൊണ്ട് അവർ മുന്നേറി കൊണ്ടിരുന്നു. ജര്മനിക്കെതിരെയുളള ഓൾ റൌണ്ട് പ്രകടനം ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വളരെയേറെ വർധിപ്പിച്ചു. ഇന്നലെ യുക്രൈനെതിരെയുള്ള 4 ഗോൾ ജയം കൂടി ആയപ്പോൾ വിമർശനം മാത്രം നടത്തിയിരുന്ന ആളുകൾ പ്രശംസ കൊണ്ട് ഇംഗ്ലീഷ് ടീമിനെ പൊതിഞ്ഞു. 1996 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിയിൽ കടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട ഏറെ വിമർശനം കേൾക്കേണ്ടി വന്ന ക്യാപ്റ്റൻ ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചു വന്നതും സ്റ്റെർലിങ്ങിന്റെ പിന്തുണയും കൂടിയായപ്പോൾ ഗോളടിക്കുന്നില്ല എന്ന വിമർശനത്തിനും തക്ക മറുപടിയായി. ജര്മനിക്കെതിരെ ഒന്നും യുക്രൈനെതിരെ രണ്ടും ഗോളുകൾ കെയ്ൻ നേടി. സ്റ്റെർലിംഗും കെയ്‌നിനൊപ്പം മൂന്ന് ഗോളുകൾ നേടി. അഞ്ചു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഇംഗ്ലീഷ് പ്രതിരോധ നിരയെയും ഗോൾ കീപ്പറെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇംഗ്ലണ്ടിന്റെ കുതിപ്പിൽ ഇവർ വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്. എടുത്തു പറയേണ്ട പ്രകടനംനടത്തിയത് ഗോൾ കീപ്പർ പിക്‌ഫോർഡാണ്‌. യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ടീം തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ ചരിത്ര നേട്ടവുമായി ഇംഗ്ലണ്ട് സെമിയിലേക്ക് മാർച്ച് ചെയ്തത്. യൂറോ കപ്പിൽ 662 മിനുട്ടാണ് ഗോൾ വഴങ്ങാതെ പിക്‌ഫോർഡ് ഇംഗ്ലീഷ് വല കാത്തത്. സെൻട്രൽ ഡിഫെൻസിൽ സ്റ്റോൺസ് മഗ്വേയെർ സഖ്യം ഒരു മത്സരം കഴിയുന്തോറും കൂടുതൽ മികവിലേക്ക് ഉയരുകയാണ്. ഇന്നലത്തെ മത്സരത്തിൽ ഗോൾ നേടാനും മഗ്വേയെറിനായി. ❝ഫുട്‍ബോൾ ലോകത്ത് കിരീടങ്ങൾ വാരിക്കൂട്ടി കത്തി നിൽക്കുന്ന ആ… പാബ്ലോ അയ്മർ “നിർഭാഗ്യം എന്ന പേര് കൂടുതൽ ചേരുന്ന… സെമിയിൽ അത്ഭുതങ്ങൾ കാണിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. നിലവിലെ ഫോമിൽ ഇംഗ്ലണ്ടിന് തന്നെയാണ് മുൻതൂക്കമെങ്കിലും ഡാനിഷ് ടീമിനെ എഴുതള്ളാൻ സാധിക്കില്ല എന്ന മുന്നറിയിപ്പാണ് പരിശീലകൻ സൗത്ത് ഗേറ്റ് ഇംഗ്ലീഷ് താരങ്ങൾക്ക് നൽകിയത്. വലിയ അട്ടിമറികൾക്ക് കെല്പുള്ള ഡെന്മാർക്കിനെതിരെ കരുതി തന്നെയാനും ഇംഗ്ലണ്ട് ഇറങ്ങുന്നത് .വെബ്ലിയിൽ മത്സരം നടക്കുന്നതിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.ഫൈനൽ പോരാട്ടവും വെബ്ലിയിൽ വെച്ചാണ് നടക്കുന്നത്. സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് കിരീടം ഉയർത്താനുള്ള അവസരമാണ് ഇംഗ്ലണ്ടിന് വന്നു ചേർന്നിരിക്കുന്നത്. ഒറ്റമൈന: ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം ഭൂമിയ്ക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക്‌ പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല് അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി. പറഞ്ഞു വന്നത് കേരളത്തിലെ മുസ്ലിം സമുദായം എന്നത് ഇത് പോലെ ലക്ഷ്യവും മാർഗ്ഗവും കൃത്യമായിട്ടും കാറ്റിനൊത്ത് പായ മാറ്റിക്കെട്ടാൻ ആളില്ലാതെ പോയ പെട്ടകം പോലെയോ ഒഴുക്കില്ലാതെ കെട്ടിക്കിടന്നു സകല ജീർണ്ണതകളും അടിഞ്ഞുകൂടാൻ പരുവപ്പെട്ട ഒരു നീർക്കെട്ട് പോലെയോ ആയിപ്പോയ ഒരു ദുരിതഘട്ടത്തിലാണ് ഇതിലേക്ക് നവോത്ഥാനത്തിന്റെ തെളിനീരൊഴുക്കുവാനും ഇതിൽനിന്നും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചേറ് പുറത്തേക്കൊഴുക്കി കളയാനും ചാലുകീറിക്കൊടുത്തു കൊണ്ട് പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉദയം ചെയ്യുന്നത്. സംഘടിത രൂപത്തിൽ കേരളത്തിൽ ഒരു പണ്ഡിതസഭ ആദ്യമായി രൂപംകൊള്ളുന്നത്‌പോലും നവോത്ഥാന നായകരുടെ കാർമികത്വത്തിലായിരുന്നു എന്നത് കേരളമുസ്ലിം സമൂഹത്തിലെ അന്നത്തെ ധിഷണാശാലികൾ പുലർത്തിയ ജാഗ്രതയുടെ ഫലമാണെന്ന് കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭകാലങ്ങളിൽ സയ്യിദ് സനാഉള്ള മക്തി തങ്ങള് കൊളുത്തിയ നവോത്ഥാനത്തിന്റെ കൈത്തിരി ഒരു വലിയ തീപന്തമായി സമുദായത്തിനകത്ത്‌ പടർത്തുന്നതിൽ പരിഷ്കരണ ചിന്താസരണിയിൽ ഒരുമിച്ച ഒരുപിടി പണ്ഡിതരുടെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നു. മക്തി തങ്ങൾ വെട്ടിക്കൊടുത്ത പാതയിലൂടെ മാഹിൻ ഹമദാനിയും വക്കം അബ്ദുൽ ഖാദർ മൗലവിയും ചാലിലകത്ത് ഹാജിയും കെ എം മൗലവിയും ഇ കെ മൗലവിയും അബുസ്സബാഹ് അഹമദ് അലിയും എം സി സി സഹോദരന്മാരും ഹാജി സാഹിബുമൊക്കെ അടങ്ങുന്ന നിസ്വാർത്ഥരായ മനുഷ്യർ യാഥാസ്ഥിതിക പൗരോഹിത്യത്തോട് പടനയിച്ച്‌ വിതാനിച്ച നവോത്ഥാനത്തിന്റെ ഫലപുഷ്ടമായ ഭൂമികയിലാണ് ഇവിടത്തെ മുഴുവൻ മതപരിഷ്കരണ പ്രസ്ഥാനങ്ങളും പിന്നീട് വേരിറക്കി എഴുന്നേറ്റു നിന്നത്. ‌ തൊള്ളായിരത്തി പത്തുകളിൽ ഓരോരുത്തരും വേറിട്ട്‌ നടത്തി കൊണ്ടിരുന്ന നവജാഗരണ പ്രവർത്തനങ്ങൾ വക്കം മൗലവിയുടെയൊക്കെ ആഗ്രഹത്തിലുണ്ടായിരുന്ന തരത്തിൽ ഒരു സംഘടിത രൂപം കൈവരിക്കുന്നത് 1922 ൽ മുസ്ലിം ഐക്യ സംഘത്തിന്റെ രൂപീകരണത്തോടെയാണ്. ഐക്യ സംഘം വന്നു രണ്ടാം വർഷം മലയാള മണ്ണിലെ ആദ്യത്തെ പണ്ഡിത സംഘടനയായി കേരള ജംഇയ്യത്തുൽ ഉലമ പിറന്നു വീണു. കേരളത്തിൽ പാരമ്പര്യത്തിന്റെ പട്ടം പേറി നടക്കുന്ന സകലമാന സമസ്ത യാഥാസ്ഥിതിക അവാന്തരങ്ങളും രൂപം കൊള്ളുന്നത്‌ പിന്നീടാണ്. അപ്പോൾ പറഞ്ഞു വന്നത് മലയാളത്തിന്റെ മണ്ണിൽ മതനവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന നടേ പറഞ്ഞ ഒരു കൂട്ടം പണ്ഡിതരുടെയും ഇ മൊയ്തു മൗലവി, മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ്, കെ. എം. സീതി സാഹിബ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരുടെയും തണലിൽ പിറന്നു വീണ കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടനയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മാതൃസംഘടന എന്ന കാര്യമാണ്. അത്തരത്തിൽ സ്വപ്നതുല്യമായ ഒരു തുടക്കം കിട്ടിയ ഈയൊരു സംഘടിത നവോത്ഥാന പ്രസ്ഥാനം ഇന്നെത്തി നില്ക്കുന്ന അതിദാരുണവും മ്ലേച്ചവുമായ അവസ്ഥ കാണുമ്പോൾ ഒരു ചിപ്പിക്കുള്ളിൽ പണ്ടെന്നോ അടിഞ്ഞ ഒരു മണലിന്റെ പൊട്ട് കാലാന്തരങ്ങളിൽ പ്രകൃതി വരുത്തിയ ശുദ്ധീകരണ കൊത്തുപണികളാൽ ഒരു മുത്തായി മാറിയപ്പോൾ അതൊരുകൂട്ടം അവിവേകികളുടെ കയ്യിൽ വന്നു പെട്ടാലെങ്ങനെയിരിക്കുമോ അതു പോലെയായിപ്പോയി എന്ന് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാൻ? സ്വതവേ ദുർബല, കൂടെ ഗര്ഭിണി എന്ന് പറയുന്ന പോലെയാണ് സമുദായത്തിനകത്ത്‌ ഒരു സംഘടന പിളരുമ്പോൾ ഉണ്ടാകുന്നത്. പിന്നോക്കതിന്റെ ഭാണ്ഡവും പേറി നടക്കുന്ന ഒരു അവശസമുദായം, ഭരണകൂട ഫാഷിസത്തിന്റെ ഇരകളായി നിരന്തരം പ്രഹരിക്കപ്പെടുന്ന ഒരു ജനസഞ്ചയം, പൗരോഹിത്യം കാർന്നു തിന്നു വഷളാക്കിയ വിദ്യാഭ്യാസചരിത്രം, ഏതു വിധേനയും സമുദായത്തിന്റെ സമ്പാദ്യം വെട്ടിവിഴുങ്ങാൻ ആത്മീയതയുടെ മൊത്തക്കച്ചവടവുമായി ഊരുചുറ്റുന്ന കുറെ പണ്ഡിതപ്പരിഷകൾ, അങ്ങനെ ഏറ്റിയാൽ തീരാത്തത്രയും ഭാരങ്ങൾ മുതുകിലുള്ള ഒരു സമൂഹത്തിന്റെ പുറത്തു മറ്റൊരു കുന്ന് കൂനുകൾ കൂടി മുളപ്പിച്ചു എന്നതാണ് സമകാലീന കേരള മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഭാവന. സമുദായത്തിനകത്തെ ഏതൊരു പിളർപ്പും വേദനാജനകമാണ്. എന്നാലത് ഒരു നവോത്ഥാന പ്രസ്ഥാനത്തിനാവുമ്പോൾ അതിന്റെ ആഘാതം ഗണിച്ചെടുക്കാൻ ആവുന്നതിനും അപ്പുറത്താണ് നിൽക്കുക. എന്താണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന അന്വേഷണം നിങ്ങളെ കൊണ്ടെത്തിക്കുക ഒരു സംഘടന സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ എന്തൊക്കെയാണ് അതിനകത്ത് സംഭവിക്കുക എന്നതിന്റെ ഉത്തരങ്ങളിലേക്കാവും. കയ്യാളാൻ അധികാര സ്ഥാനങ്ങളും ഭരണകൂട വ്യവസ്ഥിതികളിൽ റിസർവ് ചെയ്യപ്പെടുന്ന കസേരകളും വരുമാന സ്രോതസ്സുകളായി വിദ്യാഭ്യാസ വ്യാപാര സമുച്ചയങ്ങളും ഒരു സംഘടനയുടെ വൃത്തത്തിനുള്ളിലേക്ക് കടന്നു വരുമ്പോൾ അവിടെ മതം പുറത്തു നില്ക്കുകയും ഉത്ഥാനം വ്യക്തികൾക്കും ആശ്രിതവത്സരുടെ ഗ്രൂപ്പുകൾക്കും മാത്രമായി പരിമിതപ്പെടുകയും ചെയ്യുന്നു. പത്തു വർഷങ്ങൾക്കപ്പുറം ആദ്യത്തെ പിളർപ്പ് വരുന്നത് കോഴിക്കോട് മർകസു ദഅവ കേന്ദ്രീകരിച്ച് സംഘടനയിലെ യുവജന വിഭാഗത്തിലെ ചില നേതാക്കൾ നടത്തി തുടങ്ങിയ സ്വയംഗവേഷണത്തിന്റെ പരിണിത ഫലമായിട്ടാണ്. ഗവേഷണത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ വയനാട് മേപ്പാടിയിലെ സലഫി പള്ളി കേന്ദ്രീകരിച്ചായി പിന്നീടുള്ള പ്രവർത്തനങ്ങൾ. പിന്നീടത്‌ പുളിക്കൽ, മഞ്ചേരി, തിരൂരങ്ങാടി, ചേളാരിക്കടുത്ത് കോഹിനൂർ, ഫറൂക്ക് തുടങ്ങിയ ചില കേന്ദ്രങ്ങളിൽ ആസൂത്രിതമായ നീക്കങ്ങൾ ഉണ്ടായി തുടങ്ങി. ഈ സ്ഥലങ്ങളുടെയൊക്കെ പ്രത്യേകത ശ്രദ്ധിച്ചാൽ കാണാം, ഇവിടങ്ങളിലൊക്കെ പ്രാസ്ഥാനിക മേല്നോട്ടത്തിലുള്ള സ്ഥാപനങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നിടങ്ങളാണ്. ഒരു പിളർപ്പ് അനിവാര്യമാണെന്ന് കണ്ടതോടെ ഇത്തരത്തിലുള്ള ഓരോ സ്ഥാപനങ്ങളും വരുതിയിലാക്കുക എന്ന സാമ്പത്തിക അജണ്ടയിലേക്ക് കാര്യങ്ങൾ നീങ്ങി തുടങ്ങി. അത്തരം നീക്കങ്ങള്ക്ക് മറയിടാൻ കേരള സലഫിസത്തിന്റെ ആദർശവ്യതിയാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൊണ്ട് അന്തരീക്ഷം മുഖരിതമാക്കി. മഞ്ചേരിയും തിരൂരങ്ങാടിയുമൊക്കെ കേന്ദ്രീകരിച്ച് മുജാഹിദ് വോയിസെന്നും സലഫി ടൈംസെന്നുമൊക്കെ പേരില് ഇറങ്ങിയ ഒട്ടേറെ താല്കാലിക മഞ്ഞപ്പത്രങ്ങൾ അറപ്പുളവാക്കുന്ന ഭാഷാപ്രയോഗങ്ങൾ കൊണ്ട് പരസ്പരം ചെളി വാരിയെറിഞ്ഞു. അങ്ങനെ ചുവന്ന പുസ്തകവും നീല പുസ്തകവും മരം നടൽ കാമ്പയിനും കക്ഷം വടിക്കൽ കാമ്പയിനുമൊക്കെ ഉണ്ടായി. സംഘടന നെടുകെ പിളർത്തി രണ്ടു കൂട്ടരും കോടികൾ മുടക്കി എറണാകുളത്തും കോഴിക്കോട്ടും മഹാ സമ്മേളന ശക്തിപ്രകടനങ്ങൾ നടത്തി. പിന്നീടങ്ങോട്ട് നാടായ നാട് മുഴുവൻ ഒരു എൽ. സി. ഡി പ്രൊജക്റ്ററും തൂക്കിപ്പിടിച്ചു രണ്ടു വിഭാഗങ്ങളും പരസ്പരം വിസര്ജ്ജിച്ചു. അനുയായികൾ പൂരപ്പറമ്പിലെ പാതിരാമിമിക്രി കാണുന്ന ഹരത്തോടെ കേട്ട് കയ്യടിച്ചു. ഈ സമുദായത്തെ അതു വരെ അല്പം ആദരവോടെ നോക്കി കണ്ടിരുന്ന ഇതര മതസ്ഥർ മൂക്കത്ത് വിരൽ വെച്ച് അങ്ങാടികൾ കാലിയാക്കി വീടിനുള്ളിൽ കടന്നു വാതിലടച്ചു. യാഥാസ്ഥികരുടെ അടുക്കളപ്പുറത്ത് നിന്നും ഇന്നലെ കയറി വന്നവന് വരെ സ്റ്റേജും പേജും കൊടുത്തു പ്രോത്സാഹിപ്പിച്ചു അവർ വിളിച്ചുകൂവിയും എഴുതിയും വിട്ട അബദ്ധങ്ങളെ ന്യായീകരിക്കാൻ ആസ്ഥാന പ്രഭാഷകർ അനന്തരം അങ്ങാടിതോറും പാടുപെട്ടു. വാളെടുത്തവനൊക്കെ സംഘടനയിൽ വെളിച്ചപ്പാടായി. പള്ളികളും മദ്രസ്സകളുമൊക്കെ വിഭജിക്കപ്പെട്ടു തുടങ്ങി. അങ്ങാടികളും പള്ളിയങ്കണങ്ങളും സംഘർഷഭരിതമായി. കഴിഞ്ഞ ഒരു പതിറ്റാണ്ട് ഈ രണ്ടു മുജാഹിദ് അവാന്തരങ്ങളുടെ പരസ്പരമുള്ള പൂരപ്പാട്ടുകളാൽ മതപരിസരങ്ങൾ മലീമസമായി. പിളർപ്പിന്റെ ഈ പത്തു വർഷത്തിനുള്ളിൽ അതിനകത്ത് നടന്നു വരുന്ന വൈകൃതങ്ങൾ നിരീക്ഷിക്കുമ്പോൾ ഇവരെയാണല്ലോ ഒരു നൂറ്റാണ്ടു മുന്നേ ആ മഹാരഥൻമാർ കൊളുത്തിയ നവോത്ഥാനത്തിന്റെ ദീപശിഖ ഏറ്റുവാങ്ങാൻ കാലം കരുതിവെച്ചത് എന്ന് പരിതപിച്ചു കൊണ്ടിരിക്കുകയാണ് സമുദായവും സമൂഹവും. അതിനകത്തെ ഓരോ പാമരനും സ്വന്തം നിലക്ക് ഇജ്തിഹാദ് തുടങ്ങി. ഒരു കൂട്ടർ ആട് മേക്കുന്നതിനെക്കുറിച്ചും സ്വർണാഭരണങ്ങളെക്കുറിച്ചും സൗദിഅറേബ്യയിലേക്ക് ഹിജ്റ പോകുന്നതിനെ ക്കുറിച്ചുമൊക്കെ ഗവേഷണങ്ങളിൽ മുഴുകി. മറ്റൊരു കൂട്ടർ സംഘടനകളാണ് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. അക്കൂട്ടർ മതപ്രബോധനത്തിൽ സംഘടന ആവശ്യമില്ലെന്ന് ഇജ്തിഹാദിലൂടെ കണ്ടെത്തിയവരെ ഒരുമിച്ചു കൂട്ടി ഒരു സംഘടനയുണ്ടാക്കി. ഇതിലുമൊക്കെ ഭീകരമായിരുന്നു മറ്റൊരു കൂട്ടരുടെ ഗവേഷണം. മനുഷ്യ കുലത്തിന് അഗോചരമായ ജിന്ന് പിശാച് വർഗത്തിന് പിന്നാലെ വിടാതെ നടന്ന ഇവരാണ് ഈ സമുദായത്തിലെ ഇവരുടെ പൂർവ്വികരായ ഒരു ന്യൂനപക്ഷം ഒരു നൂറ്റാണ്ടുകാലത്തെ കഠിനാദ്ധ്വാനം കൊണ്ട് പടുത്തുയർത്തിക്കൊണ്ടു വന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഗളം അറുത്തു കൊണ്ടുള്ള കർമ്മം നിർവഹിച്ചത്. വേദഗ്രന്ഥവും പ്രവാചകനും പറഞ്ഞു തന്നതിനപ്പുറം അറിയേണ്ടതായി ഒന്നുമില്ലാത്ത ഈയൊരു വിഷയത്തെ കവലകൾ തോറും ഇട്ടലക്കി സമകാലിക മതം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പോലെ അവതരിപ്പിച്ച ഇവർ ഇവരുടെ അൽപജ്ഞാന ജല്പനങ്ങൾ കൊണ്ട് പരിഷ്കൃത മതസമൂഹത്തിനുണ്ടായ പരിക്കുകളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരായിട്ടില്ല എന്നതാണ് ദുരന്തം. അവർ നാൾക്കുനാൾ കൂടുതൽ കൂടുതൽ വൃത്തികേടുകളുമായി പ്രത്യക്ഷപ്പെട്ട് മതത്തെയും പൊതുസമൂഹത്തെയും ബലാൽക്കാരം ചെയ്തു കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് വ്യക്ത്യാധിഷ്ടിതമായ എട്ടോളം അവാന്തര വിഭാഗങ്ങളായി കേരളത്തിന്റെ മുസ്ലിം നവോത്ഥാന പ്രയാണത്തിൽ ഫ്ലാഗ് ഷിപ്പ് ആയി ഒരു കാലത്ത് നില നിന്നിരുന്ന ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ പണ്ഡിതനും ഓരോ പ്രസ്ഥാനമായി മാറുന്നു, അവർ ആശ്രിതവത്സരെ വളർത്തിക്കൊണ്ടു വരുന്നു, അവർ സ്വന്തം നിലയ്ക്ക് സമ്മേളനങ്ങൾ നടത്തുന്നു, എതിരാളിയുടെ മേൽ ചന്തനിലവാരത്തിലുള്ള ഭാഷയിൽ ആക്ഷേപങ്ങൾ ചൊരിയുന്നു. ഈ എതിരാളികൾ എന്നത് ഇന്നലെ വരെ പരസ്പരം ബഹുമാനിച്ചും പുകഴ്ത്തിയും പൊതുസമൂഹത്തിനു മുന്നില് സംവാദങ്ങൾ നയിച്ചവരാണെന്നത് അവർ മറന്നാലും സമുദായം മറക്കില്ല. തലപ്പത്തിരിക്കുന്ന ജരാനരകൾ ബാധിച്ച കുറേ നേതാക്കളുടെ വാർദ്ധക്യകാല ജന്നിസാരത്തിന് ഒരു സമുദായത്തെ ഇങ്ങനെ കുരുതി കൊടുക്കേണ്ടിയിരുന്നോ എന്ന് ഇനിയെങ്കിലും ആലോചിച്ചാൽ ഈ അന്തരീക്ഷ മലിനീകരണത്തിനെങ്കിലും ഒരു ആശ്വാസമായേനെ. അല്ലാതെ ഇതെല്ലാം തിരുത്തി ഇനിയും പഴയത് പോലെ നവോത്ഥാനത്തിന്റെ പട്ടവും കെട്ടി ഈ പരിഷ്കൃത സമൂഹത്തിന്റെ മുന്നില് ഒരു തിരിച്ചു വരവ് സാധ്യമാണെന്ന് ഇനി ധരിക്കുന്നതിൽ അർത്ഥമില്ല. കാരണം കഴിഞ്ഞൊരു പതിറ്റാണ്ട് കൊണ്ട് ഈ കൂട്ടർ മതനവോത്ഥാനത്തിന്റെ മുഖക്കണ്ണാടിയിൽ ഉണ്ടാക്കിയ പരിക്ക് ഒട്ടിച്ചു ചേർത്ത് ശരിപ്പെടുത്താവുന്നതിനുമൊക്കെയും എത്രയോ അപ്പുറമായി ചിതറിപ്പരന്നിരിക്കുന്നു. മതനവോത്ഥാനം എന്നത് ഒരു സുപ്രഭാതത്തിൽ ഒരാൾക്കൂട്ടത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ലോകചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട എല്ലാ നാവോത്ഥാന മുന്നേറ്റങ്ങളുടെയും ശത്രുപക്ഷത്ത് നിലയുറപ്പിച്ചത് മതപൗരോഹിത്യമാണ്. അതിനാൽ തന്നെ നിതാന്തവും ക്ഷമാപൂർവ്വവുമായ പരിശ്രമത്തിന്റെ ഫലമായിട്ടേ പരിഷ്കരണവും സത്യത്തിലേക്കുള്ള തിരിച്ചുനടത്തവും സാധ്യമാകൂ. ഒരു നവോത്ഥാന നൗക ഇത്തരത്തിൽ ഭൗതിക താല്പര്യങ്ങളുടെ മഞ്ഞു മലകളിൽ ഇടിച്ച് ശിഥിലമാകുമ്പോൾ ഏറെക്കുറെ ആദർശപരമായി ചത്തു തുടങ്ങിയിരുന്ന പൗരോഹിത്യ യാഥാസ്ഥിതിക കറക്കകമ്പനികൾ മുടിയും മന്ത്രവും മാരണവുമായി മലയാളിയുടെ ആത്മീയഔന്നിത്യത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയടിക്കാൻ വീണ്ടും ഉയിർത്തെഴുന്നേല്ക്കുന്നു. ഒരു സംഘടന എന്നത്, അതും മതപരിഷ്കരണ രംഗത്ത് പണിയെടുക്കുന്ന ഒന്നാകുമ്പോൾ, അതിന്റെ നേതൃത്വത്തിന്റെ ധിഷണയിലും ദീർഘവീക്ഷണത്തിലും പക്വതയിലും സംഘാടന മികവിലും ആശ്രയിച്ചാണ് അതിന്റെ ആയുസ്സ് ഗണിക്കപ്പെടുന്നത്. അതിന്റെ ബാനറിന്റെ മുന്നിൽ നിന്ന് പ്രസംഗിക്കുന്നതിന്നും അതിന്റെ പേരിന്റെ ബലത്തിൽ പ്രസിദ്ധീകരിക്കുന്നതിനും കടുത്ത സ്ക്രൂട്ടിനി ആവശ്യമുള്ളതായി വരുന്നു. തികഞ്ഞ അച്ചടക്കവും പാണ്ഡിത്യവും പക്വതയും മാനസിക വളർച്ചയുമുള്ളവരെയല്ലാതെ ഇത്തരം പണികൾ എല്പ്പിക്കുന്നതോടെ ആ പ്രസ്ഥാനത്തിന്റെ ചരമഗീതം രചിക്കപ്പെട്ടു തുടങ്ങുന്നു. മുതിർന്ന പണ്ഡിത സഭയുടെ എഡിറ്റിംഗ് ടേബിളിൽ എത്താതെ ഒരു എഴുത്ത് പോലും സംഘടനയുടെ പേരില് പൊതുവായനക്ക് വരാതിരിക്കുക എന്നതാണ് ഒരു മതപ്രസ്ഥാന സംഘാടനത്തിന്റെ ബാലപാഠം. അതിന്റെ വാഗ്മികൾ അങ്ങേയറ്റം വിവേകശാലികളും ആത്മനിയന്ത്രണമുള്ളവരുമാവുക എന്നത് ആ സംഘടനയുടെ നിലനില്പ്പിന്റെ ആധാരശിലയാകുന്നു. നവസലഫിസം എന്ന ആധുനിക കാലത്തെ ആഗോള തീവ്രവാദ പ്രതിഭാസം കേരളമണ്ണിൽ വേരോടുന്നതിലേക്കാണ് ‍ ഇപ്പോൾ രൂപം കൊണ്ട് വരുന്ന ഈ ചെറു ഗ്രൂപ്പുകളുടെ പ്രവർത്തന രീതികളും ഫണ്ടിങ്ങും കാണിക്കുന്നത്. ഇത് കേവലം മതത്തിന്റെ ആന്തരികപ്രശ്നം എന്നതിനപ്പുറം സമൂഹത്തിന്റെ സ്വാസ്ഥ്യത്തിന്റെ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലിം രാഷ്ട്രീയ നേതൃത്വം ബുദ്ധിപൂർവ്വം ഇടപെട്ടു തുടങ്ങിയില്ലെങ്കിൽ നൂറുകൊല്ലം കൊണ്ട് പൂർവ്വസൂരികൾ പൗരോഹിത്യ കൗടില്യങ്ങളോട് മല്ലിട്ട് വളർത്തിക്കൊണ്ടു വന്ന സംസ്കൃതസമൂഹത്തിന്റെ അന്തകവിത്തായി ഒരു മഹാപ്രസ്ഥാനം രൂപാന്തരപ്പെട്ടു പോകുന്നതിലേക്ക് കാര്യങ്ങളെത്തിച്ചേരും. പെണ്ണിന് അക്ഷരം പഠിക്കാനും അഗതിക്കും അനാഥനും മന്ദിരങ്ങളൊരുക്കാനും അന്ധവിശ്വാസങ്ങളുടെ അടിവേരറുക്കാനും ആധുനിക വിദ്യാഭ്യാസത്തിന്റെ കാറ്റും വെളിച്ചവും ഈ സമുദായത്തിന്റെ ധിഷണയിലേക്ക് കയറ്റി വിടാനും അനാചാരങ്ങളെ ആറ്റിലൊഴുക്കാനുമൊക്കെ മുന്നിൽ നടന്ന ഒരു മഹാസംവിധാനത്തെ ഇത്തരത്തിൽ മലീമസമാക്കിയ സമകാലിക മുജാഹിദ് നേതൃത്വത്തിനു ഏതായാലും കാലം കാത്തു വെക്കുന്നത് അത്ര സുഖകരമായ അനുഭവങ്ങളായിരിക്കില്ല തന്നെ. ഉടയോൻ കാക്കട്ടേ അവരെയും നമ്മെയും എല്ലാവരെയും (ഈ ലേഖനം 2016 ഓഗസ്‌റ്റിൽ പുതിയ കുറച്ചു കാര്യങ്ങൾ കൂടെ ചേർത്ത് അഴിമുഖം ഓൺലൈനിൽ പ്രസിദ്ധീകരിച്ചത് താഴെ ലിങ്കിൽ വായിക്കാം: അതുസംബന്ധിച്ച് അഭിപ്രായമൊന്നുമില്ലെങ്കിലും എഴുതാന്‍ ഉപയോഗിച്ച ഭാഷ നല്ല സൌന്ദര്യവും ക്ലാസ്സുമുള്ളതാണെന്ന് കണ്ടു അവതരിപ്പിച്ച വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുണർത്തുന്ന ലേഖനം മതം വിടൂ, അത് വിശ്വാസിക്കുക എന്നാല്ലാതെ അതിൽ മത പാർട്ടികൾ ഉണ്ടാക്കുന്നത് നന്നാല്ല, ഇസ്ലാം, ഒന്നേ ഉള്ളൂ അത് വിശ്വാസമാണ് ഇതിനോട് ചേർത്ത് വായിക്കാവുന്നത് മാധ്യമം എഡിറ്റോറിയൽ) ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ ഗതി -1 കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്. പക്ഷേ, ആഗോള സലഫിസത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലിയും ഉള്ളടക്കവും ആ പ്രസ്ഥാനം വികസിപ്പിച്ചിരുന്നു. ഈ നവോത്ഥാന ശൈലിയും ആഗോള സലഫിസ്റ്റ് രീതികളും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടനയെ നെടുകെ പിളര്‍ത്തിയ ഘടകങ്ങളിലൊന്ന്. നവോത്ഥാനത്തിന്‍െറ ഉത്തോലകമായി വര്‍ത്തിച്ച ആ പ്രസ്ഥാനത്തിന്‍െറ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒരേ സമയം വേദനാജനകവും കൗതുകകരവുമാണ്. വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത അവരിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. സാമൂഹിക, വൈയക്തിക ബന്ധങ്ങളില്‍ അങ്ങേയറ്റം കാര്‍ക്കശ്യവും സങ്കുചിതത്വവുമാണ് അവര്‍ പ്രബോധനം ചെയ്യുന്നത്. മതാന്തര സൗഹൃദത്തെ മാത്രമല്ല, മതത്തിനകത്തെ വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള ഇഴയടുപ്പത്തെയും നിഷേധിക്കുന്നതാണ് അവരുടെ സമീപനം. ഇവരാകട്ടെ, മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ ശക്തിയായി വികസിക്കുകയും ഔദ്യാഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ പിളര്‍പ്പിനെക്കാള്‍ ആഘാതമേറിയതാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, ഈ തീവ്ര ആശയക്കാരെ സര്‍വ പിന്തുണയും നല്‍കി കയറൂരി വിട്ടത് ഔദ്യാഗിക നേതൃത്വം തന്നെയായിരുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുമുണ്ട്. സാര്‍വദേശീയ തലത്തില്‍ നവസലഫിസം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെയാണ് പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ, മൊറോക്കോ മുതല്‍ മലേഷ്യ വരെ മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യമാണ്. സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം എന്ന നിലയിലാണ് ഈ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. സാമൂഹികമായ ഉള്‍വലിയലും ശുദ്ധിവാദവുമാണ് ഇവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര. പ്രമാണമാത്ര ഇസ്ലാമാണ് സലഫിസത്തിന്‍െറ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങള്‍ ശുദ്ധിപത്രം നല്‍കിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരര്‍ഥത്തില്‍ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്. പ്രമാണങ്ങളിലെ കടുംപിടിത്തം കാരണം, ഗ്രൂപ്പുകളായി പിളര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രവണതയും ആഗോള സലഫിസത്തിനകത്ത് ദൃശ്യമാണ്. മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവസലഫിസത്തിന്‍െറ ഉദയവും മുജാഹിദ് സംഘടനയുടെ കേവലമായ ആഭ്യന്തരപ്രശ്നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉത്കണ്ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ ശക്തിപ്പെടുന്ന നവസലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനയെയോ മുസ്ലിം സമുദായത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. അതിന്‍െറ ആഘാതങ്ങള്‍ സമൂഹത്തിലാകമാനമുണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോവുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്ടിക്കും. അല്‍ജീരിയ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ അത്തരം ഒരുപാട് മുറിവുകളിലൂടെ കടന്നു പോയതാണ്. കേരളീയ സമൂഹത്തിന്‍െറ നാലിലൊന്ന് വരുന്ന ഒരു സമുദായത്തിലെ പ്രബലമായൊരു പ്രസ്ഥാനം തലകീഴായിനില്‍ക്കുന്ന അവസ്ഥ അതിനാല്‍ തന്നെ സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് സൃഷ്ടിക്കുന്ന സമസ്യകളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് പണ്ഡിതരും ബുദ്ധിജീവികളും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല. വിമര്ഷിക്കാൻ ഉപയോഗിച്ച മുഴുവൻ സ്ത്രോതസ്സുകളും എതിരാളികളുടെത് മാത്രം. ഇത്രേം "ഇഷ്ടമുള്ള' മുജാഹിദ് പ്രസ്ഥാനത്തിൽ എന്ത് സംഭവിച്ചുവെന്നറിയാൻ അവരുടെ പ്രഭാഷങ്ങൾ ലേഖനങ്ങൾ ഒരെന്നമെങ്കിലും വായിക്കാമായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളെ കുറിച്ച തികഞ്ഞ അജ്ഞത ലേഖനത്തില ഉടനീളം ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ എന്നോട് അനിഷ്ടം തോന്നരുത്. ഒറ്റമൈനക്ക് ഒറ്റക്കണ്ണല്ലന്നും ഉള്ള കണ്ണിൽ മഞ്ഞക്കണ്ണട ഇല്ലന്നും ഞാൻ കരുതട്ടെ.. സ്വന്തം ജീവിതം മറന്നു നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ചവരായിരുന്നു മുന്‍കാലങ്ങളിലെ സാമൂഹ്യ നവോഥാന നായകര്‍ അവരുടെ പിന്‍ഗാമികള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ക്ക് ഇന്ന് വന്ന ഗതി ഓര്‍ത്ത്‌ സഹതാപിക്കുകയാണ്.കേവലം മതപരിസരത്തു മാത്രം വന്നു ചേര്‍ന്ന ഒരപജയമായി ഞാനിതിനെ കാണുന്നില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലാന്തരങ്ങളില്‍ വന്നു ചേര്‍ന്ന അതെ ദുര്യോഗം തന്നെ മുജാഹിദ് പ്രസ്ഥാനത്തിലും സംഭവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു കുറെ തെറ്റ്ധാരണകള്‍ പങ്കു വെക്കുന്നുവെങ്കിലും പോസ്റ്റിനു ആശംസകള്‍ വിശുദ്ധ മക്കയില്‍നിന്നാണ് ഇതെഴുതുന്നത്. മസ്ജിദുല്‍ ഹറമില്‍ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ ആദ്യം ലഭിച്ച വിവരം പ്രമുഖ പണ്ഡിതന്‍ പി.കെ അഹമ്മദലി മദനിയുടെ മരണവാര്‍ത്തയായിരുന്നു. ഉടന്‍തന്നെ മദനിയുടെ മകന്‍ സുഹൈലിനെ വിളിച്ച് ആശ്വസിപ്പിച്ചു. അബ്ദുറഹിമാന്‍ അന്‍സാരിയുടെ വിയോഗം മൂലമുണ്ടായ വേദന മാറുന്നതിനു മുമ്പാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് ഈ മരണവാര്‍ത്തയും കേള്‍ക്കേണ്ടിവന്നത്. ഈ വിയോഗങ്ങളിലെ അനുസ്മരണക്കുറിപ്പായല്ല ഈ വരികള്‍ എഴുതുന്നത്. പൂവണിയാത്ത ചില സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് കൊണ്ടല്ലേ അവര്‍ വിട്ടുപോയത് എന്ന സങ്കടം സുമനസ്സുകളുമായി പങ്ക് വെക്കുകയാണ്. അഹമ്മദലി മദനി എന്നോട് അവസാനമായി പറഞ്ഞ ഒരു വാചകമുണ്ട്: “ഇന്‍ശാ അല്ലാഹ്, എല്ലാം ശരിയാവും. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവും അദ്ദേഹത്തിന്റെ മരണവാര്‍ത്തയെത്തിയപ്പോള്‍ ഈ വാക്കുകള്‍ മനസ്സില്‍ വല്ലാതെ പ്രകമ്പനം കൊള്ളുന്നതായി തോന്നി. മുജാഹിദ് പ്രസ്ഥാനം രണ്ടായ ശേഷം ഞങ്ങള്‍ കണ്ടുമുട്ടാറുള്ളത് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗങ്ങളിലും വിവാഹ സദസ്സുകളിലും മരണ വീടുകളിലും തീവണ്ടി യാത്രകളിലുമാണ്. രണ്ടു മാസം മുമ്പാണ് അവസാനമായി കണ്ടത്. അന്നാണ് അദ്ദേഹത്തിന്റെ മനസ്സിനുള്ളിലെ ആഗ്രഹം വാക്കുകളായി പുറത്തേക്ക് വന്നത്. പക്ഷേ ആ ആഗ്രഹം ബാക്കി വെച്ച് അദ്ദേഹം പോയി. ഇനി നമ്മളും പോവാനിരിക്കുന്നു. ഒരു മണിക്കൂറിലേറെ വീടിന്റെ കോലായില്‍ മൗലവി ഇരിക്കുകയും ആളുകളോട് സംസാരിക്കുകയും ചെയ്തപ്പോള്‍ ബാപ്പ മരിച്ചു പോയ എനിക്ക് ഒരു ബാപ്പയുണ്ടവിടെ എന്നാണനുഭവപ്പെട്ടത്. പാലത്ത് അബ്ദുറഹിമാന്‍ മദനി, അബൂബക്കര്‍ ഹാജി പുതിയങ്ങാടി, വി.കെ മൊയ്തു ഹാജി, എന്‍.വി അബ്ദുറഹിമാന്‍ തുടങ്ങി ഇരുപക്ഷത്തെയും പ്രമുഖരെല്ലാം എല്ലാ അര്‍ത്ഥത്തിലും മുതിര്‍ന്ന പൗരന്മാരാണ്. ഇവരെയെല്ലാം പലപ്പോഴും കാണാറുണ്ട്. അവര്‍ തമ്മില്‍തമ്മിലും കാണാറുണ്ട്. അറുപതും എഴുപതും വയസ്സ് കഴിഞ്ഞ അവരും പറയാറുണ്ട്; എല്ലാം ശരിയാവുമെന്ന്. പക്ഷെ ശരിയാവുമ്പോഴേക്ക് നമ്മളുണ്ടാകുമോ എന്നതാണ് ‘ഭയപ്പെടുത്തുന്ന കാര്യം. കൂരിരുട്ടില്‍ എവിടെയോ ദൃശ്യമാകുന്ന ചില പ്രകാശ കിരണങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നുണ്ട്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരുടെ ഉള്ളില്‍ സന്തോഷം പകരുന്നതായിരുന്നു ഈയിടെ അരീക്കോട് നടന്ന പരിപാടി. അതു അനുഭവിച്ചവര്‍ക്ക് മുജാഹിദ് പ്രസ്ഥാനം പിളര്‍ന്നിട്ടില്ലെന്നു തോന്നുംവിധമായിരുന്നു അതിന്റെ സംഘാടനം. ഇരുപക്ഷത്തുനിന്നുമായി ഓരോ പണ്ഡിതന്‍മാര്‍ ഒരേ വേദിയില്‍ പ്രഭാഷണം നടത്തുന്ന മൂന്നു ദിവസത്തെ പരിപാടിയായിരുന്നു അത്. എന്‍.വി അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തിലുണ്ടായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ ആണല്ലോ നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന പേരിന്റെ സ്രോതസ്സ്. ജംഇയ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്എന്‍.വി സകരിയ്യ മൗലവിയുടെ ശ്രമങ്ങള്‍മൂലം പ്രസ്ഥാനത്തില്‍ ഐക്യത്തിന്റെ വിത്തുപാകാം കഴിഞ്ഞാല്‍ അതൊരു ചരിത്ര സംഭവമാകുമെന്നുറപ്പാണ്. പിളര്‍പ്പില്‍ വേദനപൂണ്ട് ഇരുപക്ഷത്തും സജീവമാകാതെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ മുജാഹിദ് പ്രവര്‍ത്തകര്‍ ഉയര്‍ത്താറുള്ള ചില ചോദ്യങ്ങളുണ്ട്. അരീക്കോട് വെച്ച് രണ്ടു കൂട്ടര്‍ക്കും ഒന്നിച്ച് പരിപാടി നടത്താം. കടലുണ്ടിയിലും കാരക്കുന്നത്തും വടകരയിലും കടവത്തൂരിലും പുളിക്കലും രണ്ടത്താണിയിലും തിരൂരിലും മറ്റു പല മഹല്ലുകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാം. എറണാകുളത്ത് ബാബു സേട്ട് പ്രസിഡന്റായുള്ള പള്ളിയില്‍ സലാഹുദ്ദീന്‍ മദനിയാണ് ഖത്തീബ്. പി.കെ അഹമ്മദ് സാഹിബ് പ്രസിഡന്റായുള്ള നടക്കാവ് പള്ളിയില്‍ ബഷീര്‍ പട്ടേല്‍താഴമാണ് ഖത്തീബ്. ടി.പി അബ്ദുല്ലക്കോയ മദനിയുടെ കടലുണ്ടി പള്ളിയില്‍ വര്‍ഷത്തില്‍ ആറുമാസം അലി മദനിയാണ് ഖത്തീബ്. കോഴിക്കോടുള്‍പ്പെടെ ഇരുവിഭാഗവും സംയുക്തമായി ഈദ് ഗാഹുകള്‍ നടത്തുന്നുണ്ട്. ഇവിടെയെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ അത് എല്ലാ നാട്ടിലും സംസ്ഥാന തലത്തിലും വ്യാപിപ്പിക്കാന്‍ എന്താണ് തടസ്സം? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനടക്കമുള്ള ‘ഭാരവാഹികളാണ്. മുജാഹിദ് സംഘടനകളുടെ ഐക്യ ദൗത്യവുമായി മക്കയിലെ റാബിത്തത്തുല്‍ ആലമില്‍ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ്‌നാസിര്‍ അബൂദി കോഴിക്കോട്ട് വന്നു ഇരുവിഭാഗവുമായും ചര്‍ച്ച നടത്തിയിരുന്നു. മുസ്‌ലിംലീഗിന് മുജാഹിദ് പിളര്‍പ്പ്മൂലം വലിയ വിഷമമാണുണ്ടായതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലീഗ് പിളര്‍ന്നത് പോലെയാണ് പ്രശ്‌നങ്ങളെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യവസായ പ്രമുഖരായ പി.വി അബ്ദുല്‍ വഹാബ്, ഗള്‍ഫാര്‍ മുഹമ്മദലി, എം.എ യൂസുഫ് അലി, കെ. വി കുഞ്ഞമ്മദ് കോയ, സി.പി കുഞ്ഞിമുഹമ്മദ്തുടങ്ങിയ സൗഹൃദ വേദി നേതാക്കള്‍ പല തവണ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എളമരം കരീം, ബിനോയ്‌വിശ്വം, വീരേന്ദ്രകുമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ഒരു പുരോഗമന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തെ ഒന്നിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ തയാറാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒന്നാവുന്നില്ലേ, ഞങ്ങള്‍ പഴയ മുജാഹിദുകള്‍ക്ക് ചിലത് ചെയ്യേണ്ടി വരുമെന്ന സ്‌നേഹ ശാസനയുമായി സീതി ഹാജിയുടെ മകന്‍ പി.കെ ബഷീര്‍ എം.എല്‍.എ യും രംഗത്തുണ്ട്. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി പറയുകയും എഴുതുകയും ചെയ്യുന്ന ഒരു ഫോര്‍മുലയുണ്ട്: മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രധാന ആദര്‍ശം തൗഹീദ് ആണ്. തൗഹീദില്‍ ആര്‍ക്കും ഒരു കുറവും വന്നിട്ടില്ല. ശിര്‍ക്ക് അല്ലാത്ത ഏതു പാപവും അല്ലാഹു അവന്‍ ഇഷ്ടപ്പെട്ടവര്‍ക്ക് പൊറുത്തു കൊടുക്കും. എങ്കില്‍ ഈ ശിര്‍ക്കല്ലാത്ത തെറ്റുകുറ്റങ്ങള്‍ നമുക്ക് പരസ്പരം പൊറുത്തു കൂടേ. ചെയ്തു പോയ തെറ്റുകള്‍ പൊറുത്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന നാം തന്നെ നമ്മോടു ആരെങ്കിലും ചെയ്ത തെറ്റുകള്‍ പൊറുക്കില്ലെന്ന് പറയുന്നതില്‍ എന്ത് ദീനാണുള്ളത്? ഈ കുറിപ്പിന് എന്റെ പക്ഷത്തും മറുപക്ഷത്തും എന്ത് പ്രതികരണമുണ്ടാകുമെന്ന് അറിയില്ല. ഞാനെന്റെ മനസ്സ് തുറന്നു വെക്കുകയാണ്. സഹപ്രവര്‍ത്തകരും മറുപക്ഷത്തുള്ളവരും ഈ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് മറ്റൊരര്‍ത്ഥവും നല്‍കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ചര്‍ച്ചകള്‍ പലത് നടന്നു. ഐക്യം മാത്രം നടന്നില്ല. കൂടുതല്‍ മദ്ധ്യസ്ഥന്മാരില്ലാതെ തന്നെ സ്വയം ഐക്യപ്പെടാന്‍ വഴി തേടുകയാണ് ഇനി വേണ്ടത്. ആര് ആരെ വിളിക്കണമെന്നതൊന്നും പ്രശ്‌നമല്ല. പ്രസ്ഥാനം ഏറ്റെടുത്ത ചരിത്ര ദൗത്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തി പകരാനും ഐക്യം പുന:സ്ഥാപിക്കാനും ആര്‍ക്കും പരസ്പരം വിളിക്കാം. സ്‌നേഹപൂര്‍ണമായ ഒരു ഔപചാരികത ആവശ്യമെന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും സുസമ്മതരും മുജാഹിദ് പ്രസ്ഥാനത്തില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യവുമുള്ള പി.കെ അഹമ്മദ് സാഹിബോ പി.വി അബ്ദുല്‍ വഹാബ് സാഹിബോ വിളിച്ചാല്‍ എല്ലാവരും വരുമെന്നാണ് എന്റെ വിശ്വാസം. മരിക്കുന്നതിനു മുമ്പ് നമ്മളൊന്നാവുമെന്ന അഹമ്മദലി മദനിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന സുദിനത്തിനായി കാത്തിരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. കേരള മുസ്ലിം മുന്നേറ്റത്തില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ നദ്വത്തുല്‍ മുജാഹിദീന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അത്യന്തം അപകടകരമായ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തിലെ ഗണ്യമായ ഒരു വിഭാഗത്തെ മോചിപ്പിക്കാന്‍ അതിന് കഴിഞ്ഞു. മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായകമായ പങ്കു വഹിച്ചു. ഭൗതിക വിദ്യാഭ്യാസത്തോട് മുഖംതിരിച്ചു നിന്നിരുന്ന മുസ്ലിം സമൂഹത്തിന്‍െറ മനോഗതം മാറ്റുന്നതിലും സ്ത്രീകള്‍ അക്ഷരം പഠിക്കുന്നതില്‍ നിലനിന്നിരുന്ന വിലക്കുകള്‍ നീക്കുന്നതിലും മുജാഹിദ് സംഘടന കാര്യമായ സ്വാധീനം ചെലുത്തി. അശാസ്ത്രീയമായ പാഠ്യരീതികള്‍ പിന്തുടര്‍ന്നിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും പകരം മദ്റസകളും അറബിക് കോളജുകളും സ്ഥാപിക്കുന്നതിലും വളര്‍ത്തിക്കൊണ്ടുവരുന്നതിലും അത് വലിയ പങ്കു വഹിച്ചു. ഇങ്ങനെ കേരള മുസ്ലിംകളുടെ ബഹുമുഖമായ വളര്‍ച്ചയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ അതിന് സാധിച്ചു. എന്നാല്‍, ഈ നേട്ടങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ആ സംഘടനയിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പ്. 1997ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ നടന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍െറ അഞ്ചാം സംസ്ഥാന സമ്മേളനത്തോടെയാണ് സംഘടനയില്‍ അപസ്വരങ്ങളുയരാനും ഭിന്നതകളുടെ അടയാളങ്ങള്‍ പ്രകടമാകാനും തുടങ്ങിയത്. അഞ്ചു കൊല്ലം കഴിഞ്ഞ് 2002 ആഗസ്റ്റ് 27നാണ് പിളര്‍പ്പ് പൂര്‍ണമായത്. ഇത് ആറാം സംസ്ഥാന സമ്മേളനത്തിന്‍െറ തൊട്ടുമുമ്പായിരുന്നതിനാല്‍ അതേ വര്‍ഷംതന്നെ ഒരു വിഭാഗം എറണാകുളത്തും മറുപക്ഷം കോഴിക്കോട്ടും സംസ്ഥാന സമ്മേളനങ്ങള്‍ നടത്തി. മുജാഹിദ് സംഘടനയിലെ പിളര്‍പ്പിന്‍െറ കാരണം കണ്ടത്തൊനും ഇരുവിഭാഗത്തിനുമിടയിലുള്ള വ്യത്യാസം മനസ്സിലാക്കാനും മുജാഹിദുകള്‍ക്കുപോലും സാധിക്കുമെന്ന് തോന്നുന്നില്ല. മുജാഹിദുകളല്ലാത്തവര്‍ക്കത് അസാധ്യമാണെന്നുതന്നെ പറയാം. എന്നിട്ടും ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ കൊടിയ ശത്രുതയും മത്സരവും വളര്‍ന്നുവന്നു. മുജാഹിദ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മിക്ക പ്രദേശങ്ങളിലും പള്ളികളുടെയും മദ്റസകളുടെയും പേരില്‍ തര്‍ക്കവും കേസും ഉടലെടുത്തു. പിളര്‍പ്പ് മതസ്ഥാപനങ്ങളില്‍ മാത്രമല്ല, വീട്ടകങ്ങളിലും കുടുംബങ്ങളിലും വരെ സംഘര്‍ഷങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും കാരണമായി. തര്‍ക്കങ്ങള്‍ പലതും പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമത്തെി. നേരത്തേ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കും സുന്നികള്‍ക്കുമെതിരെ ഉപയോഗിച്ചിരുന്നതിനെക്കാള്‍ ക്രൂരമായ പദപ്രയോഗങ്ങളും കുത്തുവാക്കുകളും പരിഹാസങ്ങളും പരസ്പരം പ്രയോഗിച്ചു. ചില സ്ഥലങ്ങളിലെങ്കിലും ശാരീരികാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നു. ഇതിനിടെ സംഘടനതന്നെ വേണ്ട എന്ന് വാദിക്കുന്ന ഒരു മൂന്നാം സംഘടന മുജാഹിദുകള്‍ക്കിടയില്‍ രൂപംകൊണ്ടു. അടുത്തകാലത്ത് ജിന്നുവിഭാഗത്തിന്‍െറ പേരില്‍ ഒരു നാലാം ഗ്രൂപ്പും രംഗത്തുവന്നിരിക്കുന്നു. ഇതൊക്കെയും മുജാഹിദുകളുടെ പ്രബുദ്ധതയെയും സംസ്കാരത്തെയും സംബന്ധിച്ച മതിപ്പിന് ഭീകരമാംവിധം കോട്ടംതട്ടിച്ചിരിക്കുന്നു. അതോടൊപ്പംതന്നെ ഇത്തരം പിളര്‍പ്പുകളും ഭിന്നതകളും വമ്പിച്ച സമയനഷ്ടവും സാമ്പത്തിക നഷ്ടവും അധ്വാന നഷ്ടവുമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. രചനാത്മകമായി ഉപയോഗിക്കപ്പെടുന്നതിനു പകരം അവ വിനിയോഗിക്കപ്പെടുന്നത് പരസ്പരം വിമര്‍ശത്തിനും നശീകരണത്തിനുമാണല്ളോ. അതോടൊപ്പം ഇത് മതസംഘടനകളെയും മതനേതാക്കളെയും സംബന്ധിച്ച മതിപ്പും ആദരവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മതസംഘടനകള്‍ക്കിടയിലെ പിളര്‍പ്പും തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും കണ്ടും കേട്ടും മടുപ്പും വെറുപ്പുംതോന്നി ഇസ്ലാമിനോടുതന്നെ അറപ്പു തോന്നുന്നവരും ഉണ്ടായിക്കൂടെന്നില്ല. ഈ സാഹചര്യത്തില്‍ മുജാഹിദുകളിലെ പ്രബലമായ ഒരു വിഭാഗത്തിന്‍െറ ഏറ്റവും സമുന്നതനായ നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ തുറന്ന മനസ്സോടെ മുജാഹിദ് ഐക്യത്തിനു വേണ്ടി നടത്തിയ അഭ്യര്‍ഥന (ചന്ദ്രിക 2013 ജൂണ്‍ 14, വര്‍ത്തമാനം 2013 ജൂണ്‍ 15) ശ്രദ്ധേയവും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടതുമാണ്. അദ്ദേഹത്തിന്‍െറ ശുഭപ്രതീക്ഷ പൂവണിയണമെന്നാണ് സുമനസ്സുകളൊക്കെയും ആഗ്രഹിക്കുക. മുസ്ലിംകള്‍ ഐക്യപ്പെടുന്നത് അവര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും രാജ്യത്തിനും ഗുണകരവും ഫലപ്രദവുമായിരിക്കും. മൗലിക വിഷയങ്ങളില്‍ ഭിന്നവീക്ഷണങ്ങളുള്ള സംഘടനകള്‍ക്ക് ലയിച്ച് ഒന്നാകാന്‍ സാധിച്ചെന്നു വരില്ല. അവക്കു വിനാശകരമായ പരസ്പര പോരിനും അനാരോഗ്യകരമായ കിടമത്സരങ്ങള്‍ക്കും അറുതിവരുത്തി പൊതുവായി യോജിക്കാവുന്ന കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ സാധിക്കും. വിവിധ മത സംഘടനകള്‍ക്കിടയില്‍ പരസ്പര ബന്ധത്തിലും വിമര്‍ശങ്ങളിലും സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോ ആരോഗ്യകരമായ സമീപനങ്ങളോ രൂപപ്പെട്ടുവരുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ലിം മതാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതും മേന്മ നിറഞ്ഞതുമാകുമായിരുന്നു. മുജാഹിദ് സംഘടനകള്‍ക്കിടയില്‍ പരസ്പരം യോജിച്ച് ഒന്നാകാന്‍ സാധ്യമല്ലാത്ത വിധം രൂക്ഷമായ ഭിന്നതകളൊന്നും മൗലിക വിഷയങ്ങളില്‍ ഇല്ളെന്നാണ് പുറത്തുനിന്ന് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ്യമായത്. പിളര്‍പ്പിന്‍െറ ഫലമായി ഇരുവിഭാഗവും അകലുകയും അനിഷ്ടകരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും രൂക്ഷമായ വിമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടാകും. ദൈവിക പ്രീതിയും പരലോക നേട്ടവും കേരള മുസ്ലിംകളുടെ പുരോഗതിയും ഇസ്ലാമിന്‍െറ നന്മയും ആഗ്രഹിച്ച് ക്ഷമിക്കാവുന്നവയും മറക്കാവുന്നവയും പൊറുക്കാവുന്നവയുമല്ലാത്ത ഒന്നുമില്ലല്ളോ. പിളര്‍ന്നു പോയ സമസ്ത വിഭാഗങ്ങളുടെ യോജിപ്പും മുജാഹിദ് സംഘടനകളുടെ ലയനവും ഇസ്ലാമിനും മുസ്ലിംകള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഗുണവും നന്മയുമല്ലാതെ ഒരു ദോഷവും വരുത്തിവെക്കുകയില്ല. മുജാഹിദ് ഐക്യവും ലയനവും സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ സമരം ശക്തിപ്പെടാനും പരസ്പര മത്സരത്തില്‍ പാഴാകുന്ന അധ്വാന പരിശ്രമങ്ങള്‍ സമുദായ പുരോഗതിക്കായി വിനിയോഗിക്കാനും സാധിക്കും. കേരള മുസ്ലിംകളുടെ ഹൃദയാഭിലാഷം അതാണെന്നും ഐക്യസമൂഹത്തിന്‍െറ താല്‍പര്യംപോലും അതിലാണെന്നും തിരിച്ചറിഞ്ഞ് ഇരുവിഭാഗത്തിലെ നേതാക്കന്മാരും പണ്ഡിതന്മാരും സമയമൊട്ടും പാഴാക്കാതെ ഐക്യത്തിനായി രംഗത്തുവരേണ്ടിയിരിക്കുന്നു. സമുദായത്തിലെ നേതാക്കന്മാരും ഗുണകാംക്ഷികളും അതിനു മുന്‍കൈ എടുത്താല്‍ വിജയിക്കുമെന്ന പ്രതീക്ഷ വലിയ തോതില്‍ വളര്‍ത്തുന്നു ഹുസൈന്‍ മടവൂരിന്‍െറ ലേഖനം. അത് സുമനസ്സുകളുടെ സ്വപ്നസാക്ഷാത്കാരം കൂടിയായിരിക്കും. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം. മനോഹരമായ ഭാഷയിലുള്ള എഴുത്ത്. കെ എം മൗലവി, ഉമ്മര്‍ മൗലവി, ഉസ്മാന്‍ സാഹിബ് എന്നിവര്‍ പഠിപ്പിച്ചു തന്ന തൗഹീദ് അനുസരിച്ച് ജീവിക്കുന്നവര്‍ ഇന്ന് പ്രൊഫഷണല്‍ ജിന്ന്, ജിന്നൂരി, ജിന്ന് വിഭാഗം, ജിന്നനുകൂലി എന്ന് വിളിക്കുന്നത്‌ വേദനാജനകമാണ്. ഖുര്‍ആനും ഹദീസും എങ്ങനെയാണ് സലഫുകള്‍ (പൂര്വ്വി കര്‍) മനസ്സിലാക്കിയത്, അതുപ്പോലെ വേണം നമ്മളും മനസ്സിലാക്കേണ്ടത്. അതുക്കൊണ്ട് നബി(സ്വ)യും അവിടുത്തെ സ്വഹാബത്തും കാണിച്ചു തന്ന മാര്ഗ്ഗ ത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്. അവര്‍ കാണിച്ചു തന്ന വഴി ‘നേരായ’ മാര്ഗ്ഗിമായതിനാല്‍, പായ അഴിച്ചുമാറ്റുകയോ, തിരിക്കുകയും മറിക്കുകയും ചെയ്യേണ്ടതില്ല. കാരണം ഇസ്ലാമാകുന്ന കാറ്റ് വീശുന്നത് നേരയാണ്. അതുക്കൊണ്ടാണല്ലോ ‘നേരായ’ മാര്‍ഗത്തില്‍ നിന്നും ഞങ്ങളെ വ്യതിചലിപ്പിക്കല്ലേ എന്ന് പ്രാര്ഥിനക്കുന്നത് കാലത്തിനൊത്ത് മാറ്റം വരുത്തേണ്ട ഒന്നല്ല ഇസ്ലാം. ആയത്ത് മുഖേനയും സ്വഹീഹായ ഹദീസ് മുഖേനയും ജിന്ന്, പിശാച് തുടങ്ങിയവയെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്. ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞുക്കൊണ്ട് ജിന്നിനെയും പിശാചിനെയും നിഷേധിക്കുന്നവര്‍ എത്തിനില്ക്കു്ന്നത് ഹദീസ് നിഷേധത്തിലും, ഖുര്ആലന്‍ ദുര്വ്യാ ഖ്യാനത്തിലുമാണ്. ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന കാരണം പറഞ്ഞു ദൈവത്തെ നിഷേധിക്കുന്നിടത്തേക്ക് എത്തി നില്ക്കും ഈ അഭിപ്രായം. വേദഗ്രന്ഥവും പ്രവാചകനും പറഞ്ഞു തന്നതിനപ്പുറം അറിയേണ്ടതായി ഒന്നുമില്ലാത്ത ജിന്ന്-പിശാച് വിഷയത്തെ കൂടുതല്‍ ചര്ച്ചേക്കെടുത്ത് ജനമധ്യത്തിലേക്ക് വലിച്ചിട്ടു എന്ന ‘തെറ്റാണ്’ ഒരു കൂട്ടര്‍ ചെയ്തത് എന്ന് താങ്കളുടെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. പണ്ഡിതന്മാര്‍ ചര്ച്ച് ചെയ്തതിനേക്കാള്‍ നാം ചര്ച്ചര ചെയ്യരുതെന്നും, കൂടുതല്‍ ചര്ച്ചയ ആവശ്യമെങ്കില്‍ പണ്ഡിതന്മാരുടെ അടുക്കല്‍ പോയി ചര്ച്ച് ചെയ്തു കൊള്ളണമെന്നും, ആശയകുഴപ്പം ഒഴിവാക്കണം എന്നും ഇതേ ‘കൂട്ടര്‍’ പറഞ്ഞത് ലേഖകന്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങള്‍ ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിവുള്ളവരല്ല, പക്ഷെ ഈ വിഷയത്തിലുള്ള ഏകപക്ഷീയമായ ആരോപണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഇതു അപകടമാണ്. സഊദിയിലുള്ള ടിവി ചാനലിനെതിരെ സഊദി രാജാവിന് കത്തെഴുതിയ പാരമ്പര്യമുള്ളവര്‍ ജമാഅത്ത് ചാനലിനു പോയി ആശംസ പറഞ്ഞിരിക്കുന്നു. ഇതൊന്നും ആദര്ശന വ്യതിയാനമല്ലെങ്കില്‍ പിന്നെ എന്താണ് പുതുതായി മതത്തില്‍ സ്ഥാപിക്കപ്പെടുന്നതിനെ എതിര്ക്കിണം, കാരണം അത് വഴിക്കേടാണ്. അത് ചെറിയൊരു അഭിപ്രായമാണെങ്കിലും ശരി, ആചാരമാണെങ്കിലും ശരി. ഇടപെടലിന് നന്ദി പറയുന്നു. ഈ പോസ്റ്റ്‌ ഏതാനും മാസങ്ങൾക്ക് മുന്നെ എഴുതിയതാണ്. ഇന്ന് മുജാഹിദ് ഐക്യത്തെ കുറിച്ച് വളരെ പോസിറ്റീവ് ആയ ഒരു സമീപനവുമായി ജനാബ് ഹുസൈൻ മടവൂർ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരള മതരംഗത്ത് നടക്കുന്നതിന്റെ ഭാഗമായി ചില അഭിപ്രായങ്ങൾ കമന്റുകളായി കൂട്ടിച്ചേർക്കുകയാണ് ചെയ്തത്. ഇനി താങ്കൾ രേഖപ്പെടുത്തിയ അഭിപ്രായവുമായി ബന്ധപ്പെടുത്തി ഒരു വിശദീകരണം നല്കാൻ ആഗ്രഹിക്കുന്നു. കാലത്തിനൊത്ത് മാറ്റം വരുത്തേണ്ട ഒന്നല്ല മതം എന്നതിനോട് യോജിക്കുന്നു. അന്ത്യപ്രവാചകനോട് കൂടി മതം സമ്പൂർണ്ണമായ ഒരു സംഹിതയായി നില നില്ക്കുന്നു എന്നതാണ് സത്യം. ഖുർആൻ, സുന്നത്ത് എന്നിവയാണ് ആ സംഹിതയുടെ രണ്ട് സുപ്രധാന തൂണുകൾ . എന്നാൽ ഒരു സമൂഹത്തിന്റെ ജീവിതത്തിലേക്ക് മതം പ്രയോഗതലത്തിൽ കടന്നു വരുമ്പോൾ അവിടെ നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥകളെ/ ആചാരങ്ങളെ മതത്തിലേക്ക് സ്വാംശീകരിക്കുന്ന ഒരു രീതി ചരിത്രത്തിൽ കാണാവുന്നതാണ്. അങ്ങനെയാണ് മതത്തിലില്ലാത്ത പല അനാചാരാങ്ങളും ദുരാരാചാരങ്ങളും മതത്തിന്റെ ആളുകളിലേക്ക്‌ കടന്നു വരുന്നത്. മതം സമ്പൂർണ്ണമായെങ്കിലും മതത്തിന്റെ ആളുകൾ അങ്ങിനെയായിക്കൊള്ളണമെന്നില്ല എന്നർത്ഥം. അവിടെയാണ് ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ച പായ മാറ്റിക്കെട്ടേണ്ടതിന്റെ ആവശ്യകത വരുന്നത്. ലക്ഷ്യവും മാർഗ്ഗവും കൃത്യമായി നമുക്ക് മുന്നിലുണ്ട്. പക്ഷെ പരിഷ്കരണത്തിന്റെ അഭാവത്തിൽ നൗകയുടെ വഴിയിൽ അപഭ്രംശം ഉണ്ടാകുന്നു. അനാചാരങ്ങളുടെ കുത്തൊഴുക്കിൽ ലക്ഷ്യത്തിൽ നിന്നും അകന്നു വഴി മാറി നടക്കുമ്പോൾ നവോത്ഥാനത്തിന്റെ കാറ്റ് കിട്ടാൻ പായ മാറ്റിക്കെട്ടിയെ തീരൂ, അത് പ്രമാണങ്ങളെ നിഷേധിക്കലല്ല, മറിച്ച് പ്രമാണങ്ങളിലേക്ക് തിരികെ നടത്തലാണ്. ഇത്തരം അപഭ്രംശങ്ങൾ ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയല്ല. ഉത്തമ നൂറ്റാണ്ടിൽ പ്രവാചകനെ കണ്ടു ജീവിച്ച സമൂഹത്തിലും പ്രവാചകൻ മരണപ്പെട്ട് അദ്ധേഹത്തെ മറവു ചെയ്യുന്നതിന് മുന്നെ തന്നെ ഞാൻ പ്രവാചകനാണെന്ന് പ്രഖ്യാപിച്ച കള്ളപ്രവാചകർ ഉദയം ചെയ്തതും അവർക്ക് പിന്നിലും ആയിരങ്ങൾ അണി നിരന്നതും ചരിത്രമാണ്. അത്കൊണ്ട് ആ കാലഘട്ടത്തിലെ വിശ്വാസിസമൂഹത്തിന്റെ ഔന്നിത്യത്തിനു ഒരു കോട്ടവും ആരും കൽപ്പിച്ചതായി കാണാൻ കഴിയില്ല. അപ്പോൾ പരിഷ്കരണം അല്ലെങ്കിൽ നവോത്ഥാനം എന്നത് പ്രമാണങ്ങളെ തിരിച്ചുപിടിക്കൽ തന്നെയാണ്. മുസ്‌ലിംകളെ കാഫിറാക്കി പ്രഖ്യാപിച്ച പ്രസ്ഥാനം ഇപ്പോൾ പരസ്പരം കാഫിറാക്കി കളീക്കുന്നു. അതെങ്കിലും അവസാനിപ്പിച്ചാൽ വളരെ നല്ലത് തന്നെ അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്ര പവിഴാധരങ്ങള്‍ക്കിടയിലൂടെ കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ പടര്‍ന്നു കയറിയ ഒരു വിദ്യുത് തരംഗത്തില്‍ അവളൊ മെഹ്ദി പാഠങ്ങൾ 9 ദിലേ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ ഈ പോസ്റ്റ്‌ മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന് ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍ കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന ഏറെ ദിനരാത്രങ്ങള്‍.ആത്മ മെഹ്ദി പാഠങ്ങൾ 8 രഫ്താ രഫ്താ മെഹ്ദി ഗസലുകളിലൂടെയുള്ള പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ് പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം മെഹ്ദി പാഠങ്ങൾ 10 ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ നീയും നിലാവും കാറ്റിൽ സുഗന്ധവും ചഷകം നിറയെ മധുവും ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അ ഓര്‍മ്മക്കൂട്ടില്‍ 2 പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത രാഹുല്‍ ദ്രാവിഡ്‌ ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ നടക്കും, എത്ര ദൂരവും സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍ ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് ആള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം പ്രകീത്തിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല വായിച്ച് കഴിഞാല്‍ മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍ എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!! മഹാ അത്ഭുദം കാണിച്ച എന്റെ മരണ സമയം അടുത്തില്ല എന്നും ബാക്കിയുള്ളവരൊക്കെ എന്നെക്കാള്‍ മുമ്പേ മരിക്കുമെന്നും വീമ്പ് പറഞ സത്യസായി ബാവ എന്ന് പേരുള്ള പുട്ടപര്‍ത്തിക്കാരനായ ആള്‍ ദൈവ മനുഷ്യന്‍ “സത്യ“ എന്ന പേരിനോട് പോലും നീതി പുലര്‍ത്താതെ തെക്കോട്ടെടുക്കുന്നത് കണ്ണോട് കണ്ടവരാണ് നമ്മള്‍. മരണപ്പെട്ട ഈ ആള്‍ ദൈവം വര്‍ഷ ങ്ങള്‍ക്കു മുമ്പ് ദൂരദര്‍ശന്‍ മാത്രം വാഴുന്നൊരു കാലത്ത് ഒരു മഹാ അത്ഭുദം കാണിക്കുകയുണ്ടായി ശൂന്യതയില്‍ നിന്നും അതാ കിടക്കുന്നു ഒരൊന്നന്നര പവന്‍ മാല കണ്ടവര്‍ വാഴ്ത്തി കേട്ടവര്‍ ഏറ്റുപാടി..ആ മഹാ അത്ഭുദം സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അത്ഭുദ തട്ടിപ്പ് ദൃശ്യം ലോകരെ കാണിച്ചപ്പോ‍ള്‍ കാലം അതികം താമസിയാതെ തന്നെ നഷടമായത് ജോലി!!ദൈവ കോപം എന്നല്ലാതെ എന്തു പറയാന്‍ കേരളക്കരയിലെ ക്ഷമിക്കണം, ലോകരുടെ കെട്ടിപ്പിടി അമ്മയായ പാവപ്പെട്ട പണക്കാരിയായ “സുധാമണി“ വീണ്ടും ക്ഷമി മതാ അമൃതാനന്ദമയി അവര്‍കളോട് ഏതോ ഒരു ബീഹാറുകാരന്‍ എന്തോ പറഞ് തട്ടിക്കയറിയപ്പോള്‍ പാവം ആ മാനസിക രോഗിയെ ആരോ തട്ടി!!ഹോ ഇപ്പൊഴത്തെ ദൈവ കോപം കൂലി വരമ്പത്ത് നിന്ന് തന്നെ കൊടുക്കുന്ന കാലം അമ്മേ മായേ എന്നെ തട്ടിയേക്കല്ലേ എന്റെ കുഞ്ഞിനെ ഒക്കത്ത് തട്ടിയിട്ട് കൊതി തീര്‍ന്നില്ല) സ്തോത്രം സ്തോത്രം അലേലുയാ അലേലൂയാ മുല്ലക്കര സാറണ്ണാ അങ്ങേക്ക് സ്തോത്രം മുല്ലക്കരസാറണ്ണന്‍ ആയിരത്തി നാനൂര്‍ പിശാചിനെ ഒന്നിച്ചൊഴിപ്പിചതിന്റെ ക്ഷീണം സോഷ്യല്‍ സൈറ്റുകളില്‍ അലയടിയിക്കുകയാണ്.മുല്ലക്കരസാറണ്ണാ നമ്മടെ സൂക്കര്‍ബര്‍ഗ് ആകെ ബേജാറിലാണുള്ളത് കോടിക്കണക്കിനു ഫൈക്കന്മാര്‍ ഫൈസ്ബുക്കില്‍ കയറിനിരങ്ങുന്നു അവരെയൊക്കെ ഒഴിപ്പിക്കാന്‍ എന്തോരം ചിലവുവരും?? ചിലനസ്രാണിമാരും ചില ഹൈന്ദവരും ആള്‍ ദൈവത്തിന്റേയും പുണ്യ പുരുഷ മഹതികളുടേയും പിറകെ പായുന്നത് കാണുമ്പോള്‍ “നമ്മക്കാരുമില്ലല്ലോ റബ്ബേ” എന്ന് കരഞ്ഞ് കല്‍ബില്‍ തീ പിടിപ്പിച്ചവരുടെ കല്‍ബൊന്നു തണുപ്പിക്കുന്നവരാണ് ഉഡായിപ്പ് ഉറൂസ് വാദികള്‍ അഥവാ ശവകുടീര ഭകത്നമാര്‍!! നാട്ടിലാകെ മഹാമാരി പിടിച്ചപ്പോള്‍ കെട്ടിയാടിയ തെയ്യം പിന്നീട് മാരിദൈവമായി മാറിയെന്നാണ് ചരിത്രം!!ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ മാത്രമാണ് തെയ്യ സങ്കല്‍പ്പങ്ങള്‍ നാട്ടില്‍ കാണുന്ന രീതിയില്‍ ഉത്സവവും പൂരവും നടക്കുന്നത്.എല്ലാ തെയ്യത്തിന്റെ പിറകിലും ഒരു ഐതീഹ്യങ്ങളുണ്ട്. അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന കേരളത്തിലെ തറവാട്ടുകളിലും, അമ്പലങ്ങളിലും നടക്കുന്ന ഉത്സവങ്ങള്‍ പോലെ ചില മപ്പിള സമൂഹം ചില പള്ളികളിലും,മഖ്ബറകളിലും ആചരിച്ച് അഘോഷിച്ച് പോകുന്നതാണ് ഉറൂസ്.രോഗ ശമനത്തിന്, ആഗ്രഹ സഫലീകരണത്തിന്,സന്താന സൌഭാഗ്യത്തിന്,മറ്റ് കഷ്ടത നീങ്ങാന്‍ വേണ്ടി തെയ്യത്തിന് കാണിക്ക കൊടുക്കുന്ന അതേ സംബ്രദായം ഉറൂസ് കേന്ദ്രങ്ങളിലും കാണുന്നു.ഒരേ വീഞ്ഞ് രണ്ട് കുപ്പിയില്‍ എന്നു മാത്രം. മാലിക്ക് ദീനാറിന്റെ നേതൃത്വത്തില്‍ ഹിജറ വര്‍ഷം 22 ന്(എ ഡി ഏകദേശം 640 ന്) ഇസ്ലാമിക പ്രബോധനവുമായി വന്നവര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള തെയ്യ സങ്കല്‍പ്പങ്ങളിലും മറ്റും വിശ്വസമര്‍പ്പിച്ച ജനതയിലാണ് പ്രബോധനം നടത്തിയത്.മതം മാറി ഇസ്ലാമികം മതം സ്വീകരിച്ചെങ്കിലും മുമ്പ് ചെയ്ത പല കാര്യങ്ങളും ഇസ്ലാം മതത്തിലും കടന്ന് കൂടി അതില്‍ പെട്ട ചിലതാണ് പാലുകാച്ചല്‍,കുറ്റിയടിക്കല്‍,മുഹൂര്‍ത്തം നോക്കല്‍,ദിവസങ്ങള്‍ക്ക് ദോഷം കണക്കാക്കല്‍ അങ്ങനെ നീണ്ടു പോകുന്ന കാര്യങ്ങളില്‍ തെയ്യം,പൂരം എന്ന സങ്കല്‍പ്പം അപ്പടി ഉറൂസ് ശവകുടീര പൂജകളായി മാറിയതാകാം. ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത ഒരു അനാചാരം മാത്രമാണ് ഏക ദൈവാരാധാന മാത്രം" എന്ന ഇസ്ലാമിക സന്ദേശം പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും മക്ബറയും ഉറൂസുമുണ്ടായി!!മഹാനായ പ്രവാചകന്‍ മൂസ നബി നാല്പതു ദിവസം യാത്രപോയപ്പോള്‍ പശുക്കുട്ടിയെ ദൈവമാക്കിയചരിത്രം ഓര്‍മ്മിപ്പിക്കുന്നു.തെയ്യങ്ങള്‍ കെട്ടിയാടുന്നിടത്ത് നേര്‍ച്ചയാക്കിയാല്‍ കാര്യങ്ങള്‍ സാധിച്ച് കിട്ടുമെന്ന വാദം ഉറൂസെന്ന ഉഡായിപ്പിലും ആള്‍ക്കാര്‍ പയറ്റുന്നു.മുല്ലക്കരസാറിന്റെ പിശാച് ബാധ ഒഴിപ്പിക്കല്‍ പോലെ ഒരു ഉഡായിപ്പ് തട്ടിപ്പ് മാത്രം. ഇന്ന് കാണുന്ന രീതിയില്‍ ശവകുടീരം കെട്ടിപൊക്കി പച്ച ത്തുണിയും വിരിച്ച് ചന്ദനത്തിരിയും കത്തിച്ച് വിഗ്രഹങ്ങളോട് പ്രാര്‍ഥിക്കുന്ന രീതിയില്‍ പ്രാര്‍ഥിക്കാന്‍ ഇസ്ലാമിക പ്രാമാണങ്ങളില്‍ തെളിവില്ലെന്ന് മാത്രമല്ല അതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായും കാണാം.കബര്‍ സിയാറത്ത് (മരണ ചിന്തവളര്‍ത്താന്‍ ,പരലോക ചിന്തവളര്‍ത്താന്‍ ,മരണപ്പെട്ട് കിടക്കുന്നവര്‍ക്കു വേണ്ടിയുള്ള മോക്ഷത്തിന് എന്നിവയ്ക്കുള്ളതാണ് സിയാറത്ത് എന്ന ഇസ്ലാമിക പുണ്യമായ ഒരു കാര്യം വളച്ചൊടിച്ച് സിയാറത്ത് ടൂറും ഉറൂസും വരെ നടത്താനുള്ള ത്വരയിലേക്ക് സമൂഹത്തെ പൊരോഹിത്യം എത്തിച്ചു.ആഗ്രഹങ്ങളുടെ സഫലീകരണത്തിനു വേണ്ടിയും,രോഗ ശമനത്തിനു വേണ്ടിയും കബര്‍ സന്ദര്‍ശിക്കുന്നത് മതം ഇഷ്ടപ്പെടാത്ത അനാചാരമാണ്(ശറഹുല്‍ മുഹദ്ദബ്:5/14) ഖബറുകള്‍ മഹാന്മരുടേതാണെങ്കിലും,സാധാരണക്കാരന്റേതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്ന് കേവലം ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് പഠിപ്പിക്കുന്ന മതത്തിലെ ചില ഖബറുകള്‍ കണ്ടാല്‍ ലോകത്തിലെ വമ്പന്‍ ബില്‍ഡിങ്ങായ ബുര്‍ജ്ഖലീഫ വരെ തോറ്റ്പോകും. പ്രവാചകന്റെ ഖബര്‍ ഭൂമിയില്‍ നിന്നും കേവലം ഒരു ചാണ്‍ മാത്രമാണുയര്‍ത്തപ്പെട്ടിട്ടുള്ളത്(ഇബ്നു ഹിബ്ബാര്‍ ഹദീസ് നമ്പര്‍-2160,6635. കെട്ടിയുര്‍ത്തിയ ഒരു ഖബറും നിരപ്പാക്കാതെ വിടരുത്(മുസ്വന്നഫ് അബ്ദു റസാഖ്-ഹദീസ് നമ്പര്‍:6487) ഖബറിന്മേല്‍ കുമ്മായമിടുക,അതിന്മേല്‍ ഇരിക്കുക,അതിന്മേല്‍ എടുപ്പുണ്ടാക്കുക എന്നിവ പ്രവാചകന്‍ വിരോധിച്ചിരിക്കുന്നു(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍-970) ഉഡായിപ്പ് വചനം: പഞ്ചായത്ത് വക പുതിയ റോഡ് പള്ളിയും ,അമ്പലവും,ചര്‍ച്ചും സംഗമിക്കുന്ന സ്ഥലത്തൊരു ഹമ്പും പാസാക്കി കാലം കഴിഞ്ഞു ലോകര്‍ മാറി ഹമ്പൊരു ശിവലിംഗമാക്കാന്‍ ചിലര്‍ പുറപ്പെട്ടു പറ്റാത്ത വിഷമത്തില്‍ അവര്‍ പിന്മാറി ഒത്ത നീളം കണ്ടൊരു പൊന്‍ കുരിശുണ്ടാക്കാമെന്ന് കരുതിയവറും പിന്മാറി ഒത്ത നീളം ഒത്ത ഉയരം അടിക്കടാ നോട്ടീസ് വിളിക്കെടാ ലോകറേ ഹലേലൂയാ ഹലേലൂയാ ഓം മഖ്ബറായ ന:മ ഹമ്പ് ഉറൂസ് Labels ആള്‍ ദൈവ കോപവും, ഉഡായിപ്പിലെ ഉറൂസും ആള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഹത്തര്‍ വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം പ്രകീത്തിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെ കപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല വായിച്ച് കഴിഞാല്‍ മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍ എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!! ഹഹ ഈ പടന്നക്കാരന് ഒന്നും അറീല കേരളത്തിലെ മഖാമിന്റെ എണ്ണം കൂടുന്നതിനെ കുറിച്ച് ഒരു സുഹൃത്ത്‌ ഒരു വസ്തുത പറഞ്ഞിരുന്നു അത് ശരിയാണോ എന്നറിയാന്‍ താന്കള്‍ ഒരു മരത്തടി മണ്ണില്‍ കുഴിച്ചിടുക അല്പം മുകളിലേക്ക മണ്ണ് ഉയര്‍ന്നു നില്‍ക്കണം പിന്നെ ഒരു പച്ചപ്പട്ടും വിരിച്ച് അങ്ങ് പോവുക ഒരു മാസം കഴിഞ്ഞു വന്നു നോക്കിയാല്‍ അവിടെ നേര്ച്ച പെട്ടിയും ഉറൂസും ഒക്കെ കാണാം ഷെയ്ഖ്‌" അവരുകളുടെ" തീര്‍ത്താല്‍ തീരാത്ത കറാമത്ത് പട്ടികയും കേള്‍ക്കാന്‍ പറ്റിയേക്കും.. ഹല്ലാ, ദൈ വകോപം ഏറ്റുവാങ്ങാന്‍ തന്നെയാണോ പരിപാടി? ഒരു പഞ്ച് ലൈന്‍ കൂടെ ആകാമായിരുന്നു. ഇത് നിഷേധിച്ച ഒരു അക്കൌണ്ടന്‍റ് ന് പിറ്റേ ദിവസം തന്നെ ജോലി പോയി. ഇത് സത്യപ്പെടുത്തി പതിനാലു പേര്‍ക്ക് ഫോര്‍വേഡ് ചെയ്ത ഡോക്ടര്‍ക്ക്‌ ഒരു പാട് രോഗികളെ കിട്ടി, ആ രോഗികലെല്ലാം ഇത് നിഷേധിച്ചവരായിരുന്നു. ഇത് നിഷേധിച്ച ഒരു എന്‍ജിനീയര്‍ നേരെ പോയി കെട്ടിത്തൂങ്ങി മൌത്തായി, അങ്ങനെ അങ്ങനെ.. നല്ല ലേഖനം. സമുദായം വായിച്ചു പഠിക്കട്ടെ. ഈ റമദാന്‍ മാസത്തില്‍ ഇസ്ലാമിനെ വികൃതമാക്കുന്നവര്‍ക്ക് ഒരു നല്ല സന്ദേശം കൂടിയാകട്ടെ ഈ ലേഖനം.. യഥാര്‍ത്ഥ വസ്തുതകള്‍ അറിഞ്ഞിട്ടും ഈ വക പരിപാടികളൊക്കെ ഒരു വരുമാനമാര്‍ഗമായി കാണുന്നത് കൊണ്ടാണ് ജാറം പരിപാലകര്‍ പലരും പിന്തിരിയാത്തത് .വരുംതലമുരയെങ്കിലും സത്യം മനസ്സിലാക്കട്ടെ ഇതിനൊരു കമന്റിട്ടിട്ട് അങ്ങ് മരിക്കാനെങ്കിലോ ദൈവ കോപം കിട്ടനെങ്കിലോ അങ്ങ് കിട്ടട്ടെ സത്യാവസ്തകള്‍ പറയുമ്പോള്‍ കേട്ട് മനസ്സിലാക്കുന്നവര്‍ ബുദ്ധിമാന്മാര്‍ എല്ലാരുംകൂടെ പടന്നക്കാരനെ എടുത്തിട്ട് ഡിണ്ടം വയ്ക്കണത് കാണേണ്ടി വരുമോ എന്റെ മനുഷ്യദൈവങ്ങളേ ഉറൂസ് നല്ലതാണോ മോശമാണോന്നൊന്നും നമക്കറിഞ്ഞൂടാ എന്തായാലും അന്ന് ഫ്രീ നെയ്ച്ചോറു കിട്ടുമാരുന്നു ഞങ്ങടെ അടുത്ത പള്ളീൽ സുമോ വല്ല ബാധയുമാകുമോ ഇപ്പം ഒഴിപ്പിക്കാം "ഉറൂസ് എന്നത് ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു വരി തെളിവില്ലാത്ത ഒരു അനാചാരം മാത്രമാണ്.ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കാന്‍ കേരളത്തില്‍ വന്ന മാലിക്ക് ദീനാറിനു പോലും ഇവിടെ മക്ബറയും ഉറൂസുമുണ്ടായി ഞാന്‍ അന്നു ചോദിച്ച സംശയം ഇപ്പോള്‍ മാറി. പക്ഷെ ഇക്കാ, ഞാന്‍ ഇപ്പോളും എന്‍റെ നാട്ടിലെ ആ പള്ളിയിലെ ആചാരത്തില്‍ വിശ്വസിച്ചുപോവുകയാണ്. കാരണം എന്നെകാള്‍ കൂടുതല്‍ അവിടെ ഉള്ള മുസ്ലിം സഹോദരന്മാര്‍ അതില്‍ വിശ്വസിക്കുന്നു. അവരുട അറിവില്ലായ്മ മാറിയെങ്കില്‍ മാത്രമെ എന്‍റെ വിശ്വാസവും മാറൂ. ഇത് മതപഠന ക്ലാസ്സില്‍ അറിവില്ലാത്തവര്‍ വന്നു പഠിപ്പിക്കുന്നത്‌ കൊണ്ട് സംഭവിക്കുന്നതാണോ ഇക്കാ? ഒരു വിഷയം അസ്പതമാക്കി എഴുതുമ്പോള്‍ എവിടെ തുടങ്ങുന്നു എവിടെ നിര്ത്തുന്നു എന്നതില്‍ നല്ല മേയ് വഴക്കം കണ്ടു ഈ പോസ്റ്റില്‍ അഭിനന്ദനങള്‍ വീണ്ടും വരാം കൊള്ളം,,ദേശീയ പാത 17 കുറ്റിപുറം കഹിഞ്ഞു എറണാകുളം ഭാഗത്തേക് വരുമ്പോള്‍ ഒരു കയറ്റത്തില്‍ മാര്‍ഗ്ഹ തടസ്സമായി ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട് അത്തരത്തില്‍ ഒരെണ്ണം ആ കബരിനു ചുവപ്പ് നിറമാണുള്ളത് ,ആ നിറം കൊടുക്കാന്‍ കാരണം കമ്മുനിസ്റ്റ്‌ കാരന്‍ ആയത് കൊണ്ടൊന്നുമല്ല അത് ശഹീദിന്റെ കബാര്‍ ആണെന്നും പറഞ്ഞിട്ടാണ് എന്നാല്‍ അങ്ങിനെ ഒരു ഷഹീദിനെ കേരളത്തിലെ ഇസ്ലാമിക ചരിത്രത്തില്‍ എവിടെയും ഇല്ല ,ആ ചുവപ്പ് നിറത്തിന് പിന്നിലെ രഹസ്യം അവിടെ ഒരു വളവാന് ചെറിയ കയറ്റവും ഉണ്ട് ,വളവു തിരിഞു വാഹനവും കൊണ്ട് വരുന്ന ഡ്രൈവര്‍മാര്‍ക്ക് ആ കബരിലെ ചുവന്ന നിരത്തില്‍ തട്ടി ഉള്ള പ്രതിഫലനം കാണും ,അപ്പോള്‍ അവിടെ എന്തോ ഒരു തടസ്സം ഉണ്ട് എന്നറിയാം ,അതിനു വേണ്ടി മാത്രമാണ് ചുവപ്പ് പെയിന്റ് കൊടുത്തിരിക്കുന്നത്‌ .ചുവന്ന ടൈല്‍സ് റിഫ്ലെക്ടരുകളും കബരിന്മേല്‍ ഉണ്ട് ഇത് സൈറ്റിലൂടെ കൌം പ്രച്ചരിപ്പിക്കുന്നുമുന്ദ്‌ അഥവാ സ്വന്തം കബാര്‍ രക്ഷിക്കാന്‍ കഴിവില്ലാത്ത തങ്ങള്‍ മറ്റുള്ളവരെ രക്ഷിക്കുമാത്രേ ഈ ലിങ്കില്‍ നിങ്ങള്ക്ക് ആ കബാര്‍ കാണാം ജഹിലുകളുടെ ദൈവം (ലിങ്ക എന്റെ ഫേസ് ബുക്ക് അക്കൌണ്ടില്‍ നിന്നുള്ളതാണ് open ആവുന്നില്ലെങ്കില്‍ ഫേസ് ബുക്കില്‍ ലോഗ് ഇന്‍ ചെയ്യുക ) മതം ജീവ ച്ചവമാകുന്നത് ഇങ്ങനെയാണ് പിന്നെ ആകെ ക്കൂടി ബാക്കിയുണ്ടാവുക മദം മാത്രമായിരിക്കും കഷ്ടം നിങ്ങളുടെ വിശ്വാസം നിങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു മറ്റുള്ളവരുടെ അണ്ണാക്കില്‍ ചെളി വാരി എറിഞ്ഞു കൊണ്ട് തന്നെ.. ഇനി ഇത് കണ്ട അടുത്തയാള്‍ വരും, എഴുതും സമുദായ ഉദ്ദരണം ബ്ലോഗ്ഗില്‍ തന്നെ നടക്കും എന്താ ചെയ്യുക ഫിറോ ആരേയും ഇകഴ്ത്താനോ ഞാനാണ് ശരി എന്ന് കാണിക്കാനോയല്ല എഴുതിയത് മത ഗ്രന്ഥങ്ങളില്‍ കാണാത്ത ആചാരനുഷ്ടാനങ്ങളെ ഉയര്‍ത്തിപ്പെടിച്ച് മതഗ്രന്ഥങ്ങളില്‍ ചെളിവാരിയെറുന്നവരുടെ അണ്ണാക്കില്‍ പറ്റുന്ന രീതിയില്‍ എറിയണം എന്നാലെ അത്തരം ചെളികള്‍ അവര്‍ കഴുകി ക്കളയും. മനിത ദൈവങ്ങളെ, എന്നെ മട്ടും കാപ്പാത്തണേ!! ഒരു മനുഷ്യനില്‍ കുടികൊള്ളുവാന്‍ മാത്രം ചെറുതല്ല ദൈവമെന്ന സത്ത. ആ തിരിച്ചറിവാണ് ദൈവത്തെ അറിയുന്നതിന്റെ ആദ്യ പടി. പോസ്ടിനോട് മുഴുവനായി യോജിക്കാനാവില്ലെങ്കിലും എഴുത്തിന്റെ ശൈലിയെ അംഗീകരിക്കുന്നു. ആശംസകള്‍.. ഇനി ഒരു ബ്ലോഗണ ഉറൂസ് തുടങ്ങണം ഒരു പോസ്റ്റിന്റെ ലിങ്ക് ഒരു കടലാസില്‍ എഴുതി, നിലത്ത്‌ കുഴിച്ചിടുക. അതിന്റെ മുകളില്‍ ഒരു മരത്തെ നടുക അത് വലുതായാല്‍ അടിയില്‍ ഉള്ള ബ്ലോഗ്‌ ലിങ്ക് എഴുതിയ കടലാസിന്റെ ബര്‍ക്കത്ത് കൊണ്ട് അങ്ങിനെ അബസ്വര ഉറൂസും, പടന്നക്കാര ഉറൂസും ഒക്കെ നമ്മുക്ക് തകര്‍ക്കാം അല്ല പിന്നെ, പ്രിവ് ഇല്ലാതെ എന്ത് ഉറൂസ് സ്വര്ഗ്ഗത്തിലേക്കടുപ്പിക്കുന്ന യാതൊന്നും പ്രവാചകൻ നമ്മോട് പറയാതെ വിട്ടിട്ടില്ല, അതുപോലെ നരകത്തില് നിന്ന് അകറ്റുന്നവയും. മതത്തില് പുതുതായി കൂട്ടിച്ചേര്ക്കപ്പെടുന്ന എണ്ണമറ്റ ദുരാചാരങ്ങള്, അതും മതത്തിന്റെ ആധാരശിലയായ ഏകദൈവവിശ്വാസത്തിന്റെ കടക്കല് കത്തി വെച്ചു കൊണ്ട്! നമ്മുടെ വിദ്യാഭ്യാസവും ബൗദ്ധികനിലവാരവും കടലാസുകളില് മാത്രമൊതുങ്ങിപ്പോവുകയും ചിന്താമണ്ഡലം മണ്ഡരി പിടിച്ചുപോവുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രവണതകള്ക്ക് പിന്നാലെക്കൂടാന് ആളുകളുണ്ടാവുന്നത്. ബൗദ്ധികമായ സംവാദങ്ങളിലൂടെ തുടച്ചുനീക്കപ്പെടേണ്ട ഇത്തരം പൊറുക്കപ്പെടാത്തപാപങ്ങൾക്കെതിരെയുള്ള ആറ്റംബോംബായി ഈ ലേഖനം. എന്‍റെ പടോ..ഞാന്‍ വായിച്ചു ഒന്നും മിണ്ടുന്നില്ല. ഇതേ പോലെ ഒന്നെഴുതിയതിന്റെ പുകിലുകള്‍ എന്‍റെ ബ്ലോഗില്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇതൊക്കെ പറഞ്ഞാല്‍ നമ്മള്‍ ഉടായിപ്പ് ഇതിനെതിരെ പറയുന്നവന്‍ മഹാനും..എന്തിനാ നമ്മളായിട്ട് അത്തരം മഹാന്മാര്‍ക്ക് കയറിയിറങ്ങാന്‍ ഒരിടം ഉണ്ടാക്കി കൊടുക്കുന്നത്. ഇത്തരം പോസ്റ്റുകളിലെ പ്രശ്നങ്ങള്‍ കണ്ടു പിടിച്ചു വിശകലനം ചെയ്യുന്ന ഒരു മഹാനെ ഈയിടെ ഞാന്‍ കണ്ടു. എന്റമ്മോ ദജ്ജാലുകള്‍ ഉടന്‍ വരുന്നുണ്ട് എന്ന് മനസിലായി. അത് കൊണ്ട് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ഇത്തരം വിഷയങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആ മഹാനെ പോലുള്ളവരുമായി യാതൊരു സംസര്‍ഗവും എവിടെ വച്ചും ഉണ്ടാകാതിരിക്കാന്‍ അതായിരിക്കും നല്ലത്. നമുക്ക് ചര്‍ച്ചിക്കാന്‍ വേറെ എത്രയോ വിഷയം ഉണ്ട്. ഇതൊന്നും അവനെ പേടിച്ചിട്ടല്ല, ഒരു തരം അറപ്പ് കാരണം. ആധ്യാത്മികത കള്ളന്മ്മാര്‍ അരങ്ങു വാണിടും കാലം! വലിയ മുടക്കുമുതല്‍ ഒന്നും ഇല്ലാത്ത ബിസ്സിനസല്ലേ, വെറുതെ ബിരിയാണി കിട്ടിയങ്കിലോ? ഒത്താല്‍ ഊട്ടി! ആളുകൾ വായിക്കട്ടെ അല്ലാതെ എന്ത് പറയാൻ ലേഖനം എഴുതുന്ന വ്യക്തി ആ വ്യക്തിയുടെ മതത്തെ മാത്രം കുറ്റപ്പെടുത്തുന്നതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു മതത്തെ കുറ്റപ്പെടുത്തുന്നതോ ആയ വിധത്തില്‍ മാത്രം എഴുതിയാല്‍ എന്തൊരു പുകിലാണ് ഇന്ന് ഉണ്ടാകുക. ഇവിടെ പടന്നക്കാരന്‍ അത് വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തത് എന്തുകൊണ്ടും നന്നായി. അധികം ജനങ്ങളും ഇതൊക്കെ കണ്ടിട്ടും അറിഞ്ഞിട്ടും അവരവരുടെ ജീവിത സാഹചര്യങ്ങളില്‍ (മതത്തിന്റെ ചുറ്റുപാടുകളില്‍ല)മിണ്ടാനാകാതെ മൌനമായി ഇരിക്കുകയാണ് എന്നാണ് ഞാന്‍ കാണുന്നത്. ഷബീറെ ശൈഖുന ക്ഷീണിതനാണ് ഈ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ ദൈനം ദിനം നടന്ന് കൊണ്ടിരിക്കുന്നു. ഒരു വിശ്വാസി ഖുറാനും ഹദീസുൻ അനുശാസിക്കുന്ന കാര്യങ്ങൾ ചെയ്യണം, അത് അനുവർത്തിക്കണം അല്ലാത്തതെന്തും തെറ്റു തന്നെയാണ് അനാചാരങ്ങള്‍ തിരിച്ചറിഞ്ഞ് അതില്‍ നിന്നും മാറി നില്‍ക്കാനാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്. ആത്മീയത വ്യാപാരമായി കൊണ്ടാടുന്ന ഈ കാലത്ത് ഇത്തരം ലേഖനങ്ങള്‍ വളരെ പ്രസക്തമാണ്. നല്ല ലേഖനം പടന്നക്കാരാ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു ഒറ്റയാള്‍ പോരാട്ടം തുടരൂ യാത്രാ ഉറൂസ് എന്ന പരിപാടി ഞാനിപ്പോള്‍ ആണ് അറിയുന്നത് ഇതാണ് സംഗതി ഇന്നു ഇവിടെ വന്നപ്പോള്‍ ആണ് പിടികിട്ടിയത് അന്ധ വിശ്വാസങ്ങളെയും ആള്‍ ദൈവങ്ങളെയും തല്ലി തകര്‍ത്തെ തീരൂ ആചാരങ്ങളും അനുഷ്ടാനങ്ങളും അത് വിഭാവനം ചെയ്യുന്ന വഴി മാറി സഞ്ചരിച്ചു സമൂഹത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങുന്ന രോഗമായി മാറുമ്പോള്‍ ചൂണ്ടികാണിക്കലുകള്‍ അനിര്‍വാര്യം. അതില്‍ എഴുത്തുകാരും അവരാല്‍ കഴിയും വിധം പ്രതികരിക്കുന്നു. പടന്നക്കാരന്റെ തൂലികയില്‍ നിന്നും മത വൈവിധ്യം നോക്കാതെയുള്ള ഇത്തരം ചൂണ്ടികാണിക്കലുകള്‍ ഇതാദ്യമല്ല. അത് തുടരുക. അത് ഇന്നിന്റെ ആവശ്യമാണ്. പടന്നക്കാരാ കലക്കി താങ്കളുടെ ഉള്ളിലെ രോഷം ശെരിക്കും ബോധ്യമാവുന്നു കാര്യമില്ലടോ ആരും പഠിക്കില്ല എല്ലാവരും എളുപ്പത്തില്‍ കാര്യം കാണാന്‍ ശ്രമിക്കുവാ എന്തായാലും സംഗതി ഉഗ്രന്‍,,അഭിനന്ദനങ്ങള്‍ ഷബീര്‍ ഒരാള്‍ക്ക്‌ മതവിശ്വാസിയാകാന്‍ നാലഞ്ചു മിനിട്ടുകൊണ്ട് സാതിക്കും പക്ഷെ ദൈവ വിശ്വാസിയാകാന് ഒരു ജെന്മം മുയുവന്‍ പള്ളിയിലുറങ്ങിയാലും പറ്റണമെന്നില്ല ഞാന്‍ പടന്നക്കാരന്‍റെ ബ്ലോഗില്‍വന്നിട്ട് ഇതുവരെ നിരാശനായിട്ടില്ല എല്ലാ ആശംസകളും നല്ല കുറിപ്പ് ,ജ്ജ് മുജഹിതോ ,ജമായത്ത് ഇസ്ലാമിയോ ,എന്തായാലും ഇഷ്ടമായി ആശംസകള്‍ ലോകത്ത് കേരളത്തില്‍ മാത്രമേ ഇത്രയതികം മഖ്ബറകലും ഉറൂസുകളും ഉള്ളൂ എന്ന് സംശയിച്ച് പോകും ഈ ധാരണ തെറ്റാണ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുടങ്ങി ദരിദ്ര മുസ്ലിങ്ങള്‍ ഉള്ള ഇടങ്ങളില്‍ എല്ലാം ഈ മഖ്ബറകളും ഉണ്ട്, എവിടെയാണോ മനുഷ്യന് ദാരിദ്രം അനുഭവിക്കുന്നത് അവിടെയെല്ലാം ആള്‍ ദൈവങ്ങളും ഭക്തി വിറ്റ് പണമുണ്ടാക്കുന്നവനും വര്‍ദ്ധിച്ചുകൊണ്ടിരിക്കും, ലോകത്ത് ദാരിദ്രം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടാല്‍, ഈ ആള്‍ ദൈവങ്ങളും മഖ്ബറകളും ദരിദ്രര്‍ ആയി തീരും നല്ല ലേഖനം പക്ഷെ ഒരു കാര്യവുമില്ല പടന്നക്കാരാ ജനം ഇത് വായിച്ചും അടുത്ത മഖ്ബറ തേടി പോകും അന്ധമായ വിശ്വാസ്സങ്ങള്‍ നമ്മേ നശിപ്പിക്കും , പിന്നെ എല്ലാം ഒരു വിശ്വാസ്സം അവനവന്റെ വന്ദിച്ചില്ലേലും നിന്ദികരുതെന്ന് ഒരു ചൊല്ല് ഉണ്ട് അതു കൊണ്ട് ഒരൊ മനുഷ്യനിലും ആ നന്മ ഉണ്ട് എന്റെ ഒരു എളിയ ശ്രമം മാത്രമാണ് ഈ ബ്ലോഗ്‌ എനിക്ക് തോന്നിയത് എന്റെ മനസ്സിൽ ഉള്ള അങ്ങനെ എന്റെ ചെറിയ "സംഭവങ്ങള്‍" ഞാൻ വിപുലീകരിച്ചു എഴുതുന്നു അത്രമാത്രം നിങ്ങൾക്കു താല്പര്യം ഉണ്ടെങ്കിൽ വായിക്കുക . അല്ലെങ്ങിൽ പ്ലീസ് ക്ലോസ് ചെയ്ത് എന്നെ ശപിക്കാതെ പോകുക പിന്നെ ജന്മം കൊണ്ടും കർമ്മം കൊണ്ടും ഞാൻ ഒരു "മാപ്പിള" ആയതിനാൽ എഴുത്തിനൊരു "മാപ്പിള ചൊയ" ഉണ്ടാവും അതും അങ്ങ് സഹി ച്ചേ പറ്റൂ അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു.. അബ്ദു റബ്ബും നിലവിളക്കും പിന്നെ ഗംഗയും ആര്‍ എസ് എസ് മുതല്‍ എന്‍ ഡി എഫ് വരെ ഈ റൂട്ടി ലേക്കുള്ള എല്ലാ ലൈനുകളും തിരക്കിലാണ് കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുടിയന്റെ ത്വലാഖും കുറേ ‘സംഘികളും മങ്കികളും കേരളത്തിലെ ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍ ചതിയനായ ഉറ്റ സുഹൃത്ത് ആരാണ് ? തങ്ങളൂട്ടിയുടെ ഒരു ദര്‍ശനാ ടി വി ദുബായ് എയർപോർട്ട് പട്ടാമ്പി റയിൽവേ സ്റ്റേഷനല്ല നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി നായര്‍ മാപ്പിള ഒന്നാം കേരള മഹായുദ്ധം തുടങ്ങി മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ രാഹുല്‍ ഗാന്ധിയോ ഘണ്ടിയോ അതോ വെറും ചണ്ടിയോ? റമദാന്‍ വരവായി കൂടെ കുറേ ആര്‍ എസ് പി ക്കാരും വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ ഹാപ്പി ബര്‍ത്ത്ഡേ മൈ പട്ടീ ഹേ മലയാളീസ് ഇവനെ എന്തു ചെയ്യണം സ്തോത്രം സ്തോത്രം ഈ ആഴ്ച വീണ്ടും അബ്ദു റബ്ബ്തന്നെ ചുവപ്പ് നിറം കാണുമ്പോള്‍ ജെല്ലിക്കെട്ട് കാളകളെ പോലെ പിന്‍ കാലുകള്‍ പിറകോട്ട് ആഞ തട്ടത്തിന്‍ മറയത്തിലെ ആ ഉമ്മച്ചിയും,നായരുമല്ല തലക്കെട്ടിലെ ഉമ്മച്ചിയും ബുജിയും കറുത്തിരുണ്ട തുണിമേലാകെ മൂടിപ്പുതച്ച് ബുര്‍ഖ അബായ,ഹി ത ലക്കെട്ട്‌ വായിച്ചാൽ മനസ്സിൽ മിന്നിമറയുന മുഖങ്ങൾ പലതായിരിക്കും, ദൈവമില്ല,ഡിങ്കനുണ്ട് എന്ന് സോഷ്യല്‍ മീഡിയകളില്‍ ഡിങ്കന്റെ ചുവന്ന ജട മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പ സാ മുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള ചാറ്റ് റൂം അവര്‍ ചാറ്റ് റൂമില്‍ അവള്‍ പേറ്റ് റൂമില്‍ ചോരകുഞ് ചവറ്റ് റൂമില്‍ മിസ്സ്ഡ് കോള്‍ ‘നായര്‍ മാപ്പിള‘ ഒന്നാം കേരള മഹായുദ്ധം തുടങ്ങി (ചില) നായന്മാരുടെ വായാടിയായ സുകുമാരന്‍ നായറും,(ചില) മാപ്പിള മാരുടെ സംരക്ഷകരായ കുഞാപ്പമാരും തമിലുള്ള പൊളിട്രിക്ക്സ് യുദ്ധമല്ലിത് ഇതാണു ഒളിപ സംയോജിത സ്വയംഭോഗക്കാരും കുറേ പിരാന്തന്‍ ചിന്തകളും ഇമ്മാതിരി ഒരു തലക്കെട്ടിന് പ്രേരിപ്പിച്ചത് വേറൊരു പിരാന്തന്‍ ചിന്താഗതിയാണ്. നല്ല ആരോഗ്യപരമായ തുറന്ന ചര്‍ച്ചകള്‍ നടക്കുന്ന അതിവിശാലമായ സ മൂഹത്തില്‍ ജിഹാദ്,ത്വലാഖ് പോലെ ഏറെ തെറ്റിദ്ധരിച്ച അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ഇസ്ലാമിക വാക്കാണ് “ഇദ്ദ” ജിഹാദും .ത്വലാഖും ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. മാധവിക്കുട്ടിയെ ഏതൊരു സാഹിത്യ പ്രേമിയെയും പോലെ എനിക്കും ഇഷ്ടമായിരുന്നു. ബഹുമാനവും ആരാധനയുമായിരുന്നു. മാധവിക്കുട്ടിയുടെ വേർപാട് കുടുംബാംഗങ്ങൾക്കുള്ള അതേ തീവ്രതയിൽ തന്നെ നമ്മെയും വേദനിപ്പിക്കുന്നു. ഇന്നത്തെ ദിവസം(2009, മെയ് 31) ചാനലുകൾ മുഴുവൻ ‘കമല സുരയ്യ‘ യുടെ വേർപാട് ‘ആഘോഷിച്ചു‘. നാളത്തെ പത്രങ്ങളും അത് തന്നെ ചെയ്യും. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ആ സ്ത്രീയെ മലയാളികൾ മറന്നതായി നടിച്ചു. വെറുക്കുകയും വിമർശിക്കുകയും ചെയ്തു. സാംസ്കാരിക കേരളം സംസ്കാരശൂന്യമായാണോ അവരോട് പെരുമാറിയത്? അങ്ങനൊരു വേദന അവർക്കുള്ളതായാണ് പുനെയിലേയ്ക്ക് പോവും മുൻപേ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദുർഗന്ധത്തിൽ നിന്നകന്ന് അല്പം ശുദ്ധവായു ശ്വസിക്കാനായാണെത്രെ മാധവിക്കുട്ടി പുനെയിലേയ്ക്ക് പോവുന്നത്. കൊച്ചിയിലെ വായുവിൽ നിറഞ്ഞ ദുർഗന്ധമോ അതോ ചീഞ്ഞഴുകുന്ന സാംസ്കാരിക കേരളം വമിപ്പിക്കുന്ന ദുർഗന്ധമോ എന്ന് മാധവിക്കുട്ടിയുടെ മനസ്സിന് മാത്രമറിയാം. അത് പറയാൻ പക്ഷേ ഇനി അവരില്ല. മാധവിക്കുട്ടിയുടെ മതം മാറ്റമായിരുന്നു ഒരു വിഭാഗം ആൾക്കാരുടെ വിമർശനത്തിനും ശത്രുതക്കും പാത്രമാക്കിയത്. എന്നാൽ എന്തായിരുന്നു അങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകം. ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള സംഭാഷണത്തിൽ ഇക്കാര്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ; പ്രത്യേകിച്ച് വിധവയായ സ്ത്രീകൾ ദു:ശ്ശകുനങ്ങളാണെന്ന രീതിയിൽ ഹൈന്ദവർ വച്ചുപുലർത്തുന്ന അന്ധവിശ്വാസങ്ങൾ, അതുമൂലമുണ്ടാവുന്ന ഒറ്റപ്പെടലുകൾ, ഇവയൊക്കെ അവരെ വല്ലാതെ ഉലച്ചിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ മാധവിക്കുട്ടി ആർക്കാണ് അപശകുനമാവുക. അങ്ങനെ ആർക്കെങ്കിലും ആവുന്നെങ്കിൽ സാക്ഷാൽ ഈശ്വരൻ തന്നെ അത്തരക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ അതും അവർ അപശകുനമായി കണ്ട് ശുദ്ധി വരുത്തേണ്ടതാണ്. വിധവകൾക്ക് വലിയ അംഗീകാരം നൽകുന്ന മതമാണ് ഇസ്ലാം മതം എന്ന അറിവിലാണ് മാധവിക്കുട്ടി കമലാ സുരയ്യ ആയത്. അവർക്കവിടെ എത്ര അംഗീകാരവും സ്വാതന്ത്ര്യവും ലഭിച്ചു എന്നത് ഇനി നമ്മൾ തേടേണ്ട കാര്യമല്ല. എങ്കിലും അവർ കമല സുരയ്യ ആയതിനുശേഷം ചിത്രം വരച്ചതും കവിത എഴുതിയതും ആഭരണങ്ങൾ ധരിച്ചതും വരെ ചില മത മൌലികവാദികൾ വിവാദമാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ സ്നേഹവും അംഗീകാരവും പരിഗണനയും സ്വാതന്ത്ര്യവും മോഹിച്ച മാധവിക്കുട്ടി അവിടെയും ഒറ്റപ്പെടുകയായിരുന്നോ എന്ന് വേദനയോടെ നമുക്ക് ചിന്തിക്കേണ്ടി വരും. മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം. മതമേതായാലും മാധവിക്കുട്ടിക്ക് വേണ്ടിയിരുന്നത് മനസ്സ് നിറയെ സ്നേഹമായിരുന്നു. അവർ സ്നേഹത്തെക്കുറിച്ച് എഴുതി. സ്നേഹത്തെക്കുറിച്ച് പറഞ്ഞു. സ്നേഹം ചൊരിഞ്ഞും സ്നേഹം തേടിയും ജീവിച്ചു. അതുപോലെ സ്നേഹനിധികളായ മക്കളുടെ അടുത്തുവച്ചു തന്നെ ജീവിതയാത്ര അവസാനിക്കുകയും ചെയ്തിരിക്കുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായതും ഒരുപാട് ചർച്ച ചെയ്യപ്പെട്ടതുമായ ഒരു കൃതിയാണല്ലോ എന്റെ കഥ എന്നത്. അതിസുന്ദരിയായ ഒരു സ്ത്രീ തീരെ ഒളിവും മറവുമില്ലാതെ തന്റെ ജീവിതാനുഭവങ്ങൾ പകർത്തിയിരിക്കുന്നു എന്നതായിരിക്കാം കുറെയെങ്കിലും പേരേ ഇതിലേയ്ക്ക് ആകർഷിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് ആദ്യമായി ഞാൻ ഈ ബുക്ക് വായിക്കുന്നതും മറ്റൊരു കാരണംകൊണ്ടുമായിരുന്നില്ല. എന്നാൽ പിന്നീടോരോ തവണ ‘എന്റെ കഥ’ വായിക്കുമ്പോഴും അവരുടെ ലളിതസുന്ദരമായ ശൈലി എന്നെ കൂടുതൽ കൂടുതൽ വിസ്മയിപ്പിക്കുകയായിരുന്നു. എഴുത്തെന്നത് ഇത്ര ലളിതമോ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അതേ സമയം തെന്നെ ഇതുപോലെ ഒരു വരിയെങ്കിലും കുറിക്കാൻ ആർക്ക് സാധിക്കുമെന്ന സംശയം മനസ്സിൽ ജനിപ്പിക്കുകയും ചെയ്യുന്ന മാധവിക്കുട്ടിയോട് എനിക്ക് ആരാധന തന്നെയായിരുന്നു. മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് എനിക്കുള്ള ആരാധനയുടെ കാരണം അവരുടെ ബുക്കുകളാണെങ്കിൽ ഒരു സ്ത്രീയെന്ന നിലയിൽ അവരോടുള്ള ബഹുമാനം എന്നിൽ അത്യധികമായി വളർത്തിയത് അന്തരിച്ച ശ്രീ. എം.പി നാരായണപിള്ളയുടെ ‘മൂന്നാം കണ്ണ് ‘ എന്ന പേരിൽ ഡി.സി ബുക്സ് പുറത്തിറക്കിയ ജീവചരിത്രോപന്യാസങ്ങളിൽ ‘മാധവിക്കുട്ടി’യെക്കുറിച്ചുള്ള അദ്ധ്യായമായിരുന്നു. ‘എന്റെ കഥ’ എഴുതിയതിന്റെ പേരിൽ മാത്രം അവർ സദാചാരമില്ലാത്ത സ്ത്രീയായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ ധാരണ തിരുത്താൻ നാരായണപിള്ളയുടെ വരികൾ കാരണമാവുമെന്ന ശുഭചിന്തയാലാണ് ഞാനതിവിടെ ഉപയോഗിക്കുന്നത്. മാധവിക്കുട്ടിയും അവരുടെ കുടുംബവുമായി വർഷങ്ങൾ നീണ്ട വ്യക്തി ബന്ധം പുലർത്തി പോന്നിരുന്ന നാരായണപിള്ള പറയുന്നത് ‘എന്റെ കഥ ‘ മാധവിക്കുട്ടിയുടെ ആത്മകഥ അയിരുന്നില്ലെന്നാണ്. അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്തഭാഗമെന്ന് എനിക്ക് തോന്നിയ ഏതാനും വരികൾ ഞാനിവിടെ കുറിക്കട്ടെ. “ …കമലാദാസിന്റെ പുറത്ത് പിഎച്ച്. ഡി എടുക്കാൻ ഇറങ്ങിത്തിരിക്കുന്നവരൊക്കെ ഹരിശ്രീ കുറിക്കുന്നത് ‘എന്റെ കഥ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചായിരിക്കും. അത് ആത്മകഥയാണെന്ന് തെറ്റിദ്ധരിച്ച് അവർ തുടക്കത്തിലേ വഴിതെറ്റും. ആ പുസ്തകം സൃഷ്ടിക്കുന്ന മായയിൽക്കൂടിയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെയും സാഹിത്യത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. ഡസൻ കണക്കിന് ഭാഷകളിൽ പരിഭാഷയും ഡസൻ കണക്കിന് എഡിഷനുകളും പുറത്തിറങ്ങിയ ഈ കൃതിതന്നെ ഒരു നോവലാണെങ്കിലോ? “ “…. ‘എന്റെ കഥ ‘ എന്ന പുസ്തകം എഴുതാനുള്ള യഥാർത്ഥ കാരണം മാധവിക്കുട്ടിയുടെ അക്കാലത്തെ കാശിനുള്ള ബുദ്ധിമുട്ടുതന്നെയായിരുന്നു. എല്ലാ മനുഷ്യർക്കും കാശിനു ബുദ്ധിമുട്ടുവരാം. ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല. പക്ഷേ, പണത്തിന്റെ ഞെരുക്കം സാധാരണ മനുഷ്യൻ അനുഭവിക്കുന്നതിന്റെ പത്തിരട്ടി വലിയ പ്രശ്നമായിട്ട് മാധവിക്കുട്ടിക്ക് തോന്നാനൊരു കാര്യമുണ്ടായിരുന്നു. ഞാൻ മാധവിക്കുട്ടിയെ പരിചയപ്പെടുന്നതിനു നിരവധി വർഷങ്ങൾക്കു മുൻപ് ‘ക്യാരാവാൻ’ എന്ന പേരിൽ ഡൽഹിയിൽ നിന്ന് അച്ചടിച്ചിറക്കിയിരുന്ന ഒരു ചവറുമാസികയിൽ കമലാദാസെന്ന പേരിൽ അതിമനോഹരമായ ഒരു ലേഖനം വായിച്ചിരുന്നു. ആ ലേഖനത്തിന്റെ വിഷയം – ഭർത്താവിന്റടുത്തുനിന്ന് ചെലവിന് വാങ്ങുന്നത് മാനക്കേടായി നായർ സ്ത്രീകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു.താൻ കൊടുക്കുന്ന സേവനങ്ങൾക്ക് പ്രതിഫലം ഒരാളിൽനിന്നു മാത്രം വാങ്ങിയാലും പല മനുഷ്യരിൽ നിന്നു വാങ്ങിയാലും ഒരുപോലെ ‘കൊടുക്കൽ‌വാങ്ങൽ’ എന്ന നിലവാരത്തിലേയ്ക്ക് അധ:പതിക്കുമെന്നും മറ്റും. ചുരുക്കിപ്പറഞ്ഞാൽ ചെലവിനു കിട്ടുന്നതിന് പകരം കിടന്നുകൊടുക്കുന്ന ലോകമെമ്പാടുമുള്ള സാധ്വികളുടെ പരിപാടി വ്യഭിചാരമാണെന്ന്. ഈ ലേഖനത്തിന്റെ ‘ഒറിജിനാലിറ്റി’യും ഇതിലടങ്ങിയിരുന്ന ലോജിക്കിന്റെ ശക്തിയും എന്നെ അത്ഭുതപ്പെടുത്തി. തന്റെ ചിലവിനോ ചികിത്സക്കോ എന്തിനേറെ, കുട്ടികളെ പഠിപ്പിക്കുന്നതിനുപോലുമോ ഭർത്താവിന്റടുത്തുനിന്ന് പത്ത് പൈസ വാങ്ങരുതെന്നൊരു മോഹം എക്കാലത്തും മാധവിക്കുട്ടിയുടെ ഉള്ളിലുണ്ട് “ ഇങ്ങനെ പോവുന്നതാണ് നാരായണപിള്ളയുടെ ലേഖനം. മാധവിക്കുട്ടി ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കേണ്ട ഒന്ന്. മാധവിക്കുട്ടി എന്ന സ്ത്രീയെയും അവരുടെ കുടുംബത്തെയും അടുത്തറിയാൻ പിള്ള സാറിന്റെ ലേഖനം സഹായകമാവും. അപ്പോൾ പറഞ്ഞുവന്നത്, ‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ഒന്നാന്തരമൊരു ഭാവനാസൃഷ്ടി മാത്രമാണെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. കാശിന്റെ ആവശ്യത്തിനെഴുതുമ്പോൾ വിൽക്കാനുള്ള ചേരുവകൾ ബുദ്ധിപൂർവ്വം അവർ ചേർത്തിരിക്കാം. നമ്മൾ കപടസദാചാരക്കാരും നിരൂപകരുമൊക്കെ അവ വിശ്വസിച്ച് ആ പാവം എഴുത്തുകാരിയെ ഭ്രാന്തിയും ധിക്കാരിയും തന്റേടിയുമൊക്കെയാക്കി മാറ്റി. മലയാളത്തെ അവർ സ്നേഹിച്ചു എന്നാൽ മലയാളികളെ അവർ സ്നേഹിച്ചിരുന്നോ? സ്നേഹിച്ചിരിക്കാം. ശത്രുക്കളോട് സ്പർദ്ധ പുലർത്തുന്നവളായിരുന്നില്ലല്ലോ കമല സുരയ്യയായ മാധവിക്കുട്ടിയെന്ന കമലാ ദാസ്. വിധവയായ അവരെ കണ്ടതു് അമ്പലത്തില്‍ പോകാനിറങ്ങിയവര്‍ അപശകുനമായി കണ്ടു എന്നതു് എന്തോ എനിക്കു് വിശ്വസിക്കാന്‍ പ്രയാസമുണ്ട്‌.‍ ഇന്നലെ ഉച്ചയ്ക്കും ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള ‘സംഭാഷണ’ത്തിന്റെ പുനസം‌പ്രേഷണം വന്നിരുന്നു. അക്കാര്യം വളരെ വേദനയോടെതന്നെ മാധവിക്കുട്ടി പറഞ്ഞതാണ്. വിശ്വസിക്കാം. മലയാള സ്ത്രീത്വത്തിന്റെ തന്റെടതിന്റെ പ്രതീകമാണ് മാധവിക്കുട്ടി 9 ആം വയസ്സില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ മുന്‍ നിരയില്‍ ഒരു ചെറുകഥ എഴുതി എന്നതില്‍ നിന്നു മനസിലാക്കാം ആരായിരുന്നു അവരെന്ന് മലയാളിയെ അവര്‍ മനസിലാക്കിയത്‌ പോലെ മലയാളം കമലയെ മനസിലാക്കിയില്ല എന്റെ കഥ എഴുതാന്‍ കാട്ടിയ തന്റെടതിന്റെ പേരില്‍ അവരെ മലയാളത്തിന്റെ വ്യര്‍ത്ഥ സദാചാരം ഒത്തിരി ക്രൂശിച്ചു ആലപ്പുഴയില്‍ മലയാളത്തിന്റെ നീലാംബരിയെ കൊണ്ട് വരുമ്പോള്‍ ഒരു നോക്ക് കാണണം എന്ന് ആഗ്രഹിക്കുന്നു മാധവിക്കുട്ടിയ്ക്ക് ആദരാജ്ഞലികള്‍ നേരാന്‍ ഞാനും പങ്ക് കൂടുന്നു ഇനിയും ഇങ്ങനെ ഒരു മനുഷ്യജന്മത്തെ എന്നെങ്കിലും ലോകത്തിനു കിട്ടുമോ ഹിന്ദുമതത്തില്‍ നിന്ന് സ്ത്രീ സ്വാതന്ത്ര്യം കിട്ടാന്‍ ഇസ്ലാമിലേക്ക്. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അവരൊരു കമ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍ ഇത്രേം കുഴപ്പം വരൂലാരുന്നു. ബാക്കിയെല്ലാം ശരി, അത് അവരുടെ കാര്യം എന്റെ കഥ മിത്താണോ ആത്മകഥയാനോ എന്നന്വേഷിക്കുന്നത് മലയാളിയുടെ ചങ്ങലയില്‍ ബന്ധിതമായ പെര്വേട്ടട് ലൈംഗിക സദാചാര ബോധം. റിയലാണെന്നറിഞ്ഞാല്‍ മാനസിക സ്വയംഭോഗത്തിന് മാറ്റു കൂടുമല്ലോ. അതിന്റെ പേരില്‍ അവരെ വിമര്‍ശിച്ച ശപ്പന്മാര്‍kk. മുകളിലെഴുതിയ എല്ലാവരും ആദരാഞ്ജലി എന്ന വാക്ക് തെറ്റിച്ചെഴുതിയതില്‍ വിഷമമുണ്ട്. ഇതാ ഒരു ശരിയായ 'നെയ്പ്പായസം' ഒഴികെയുള്ള കഥകള്‍ ഇഷ്ടമല്ല എന്‍റെ കഥ'യിലെ കൃത്രിമത്വം പ്രത്യേകിച്ചും. എങ്കിലും അവരെപ്പോലെ മറ്റൊരു കഥാകാരിയെ കാത്തിരിക്കേണ്ടിയിരിക്കുന്നു കാന്താരിക്കുട്ടിയും ഇങ്ങനെ അവിശ്വസിച്ചാലോ. അവരുടെ തന്നെ വാക്കുകളാണത്. ഞായറാഴ്ച ആയിരുന്നെങ്കിലും ഒരു തുള്ളി ഞാൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. അത് കേൽക്കുമ്പോഴും ഇതെഴുതുമ്പോഴും. ഇനിയെങ്കിലും വിശ്വാസിയാവൂ.. ഒരു വലിയ എഴുത്തുകാരി കൂടി വിട പറഞ്ഞു. പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്കു “പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്” മാധവിക്കുട്ടിയുടെ വേർപാടിനുശേഷം ടിവിയിൽ അവരെക്കുറിച്ച്‌ നിരവധി പരിപാടികൾ കണ്ടു. മലയാളം ബ്ലോഗുകളിലും നിരവധി ലേഖനങ്ങൾ. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ അവരെ മലയാളികൾ മറന്നിട്ടില്ല, മറക്കാൻ സാധിക്കില്ല എന്നാണ്‌. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിക്ക് ആദരാഞ്ജലികള്‍ ലളിതമായ ഭാഷയിലൂടെ ഇത്ര ഒഴുക്കോടെ എഴുതാന്‍ കഴിയുന്നയൊരു എഴുത്തുകാരിയെ കണ്ടിട്ടേയില്ല നീര്‍മാതളം പൂത്ത കാലവും ബാല്യകാലസ്മരണകളും ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും നെയ്പ്പായസം എന്നൊരൊറ്റ കഥയിലൂടെ വല്ലാതെയുലച്ചു കളഞ്ഞു ആ എഴുത്തു മാധവിക്കുട്ടി വിരിയിച്ച ആ നീര്‍മാതളപൂക്കള്‍ ഒരിക്കലും വാടാതെ നില്‍ക്കട്ടെ.. എന്റെ കമന്റ് നീളം കുറെ കൂടിപ്പോയതിനാല്‍ ഒരു പോസ്റ്റാക്കി ഇട്ടിട്ടുണ്ട്. കമലാ സുരയ്യ എന്റെ ചില വിമത ചിന്തകള്‍ ‘എന്റെ കഥ’ മാധവിക്കുട്ടിയുടെ ആത്മ കഥ തന്നെയണെന്നിരിക്കട്ടെ. അതല്ലേ നല്ലതു?!അവര്‍ തന്നെ പറഞ്ഞ പോലെ ‘സ്വന്തം വസ്ത്രമുരിഞ്ഞ്, തന്റെ മജ്ജയും മാംസവുമെടുത്തു കാണിക്കുക‘യായിരുന്നു അവര്‍ എന്നു വിശ്വന്സിക്കനണെനിക്കിഷ്ടം. അതിലേറെ ഒരാള്‍ക്ക് എങ്ങനെ അവനവനോടു സത്യസന്ധയാകാന്‍ കഴിയും? എനിക്കവരുടെ നേരു പറച്ചിലുകളാണിഷ്ടം. നേരുകള്‍ ‘കേള്‍ക്കാനുള്ള ചങ്കൂറ്റം‘ നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ! പോങ്ങുമ്മൂടന്‍, ഞാന്‍ വിശ്വസിച്ചു, പക്ഷേ ശരിക്കും വേദനയോടെ. ഇതു എനിക്കു കിട്ടിയ ഒരു മെയിലില്‍ ഒരാള്‍ അയാളുടെ മനസ് എഴുതിയതാ.. ഞാന്‍ നേരത്തെ സൂചിപ്പിച്ച ഭയം ഇതിലും കണ്ടു.. ഈ ലേഖനം എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഇതിനോട് ചേര്‍ത്ത് വായിക്കാന്‍ കുറച്ചു കാര്യങ്ങള്‍ കൂടി ഇവിടെ കുറിക്കുന്നു. മാധവിക്കുട്ടി മതം മാറിയത് ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ കൊണ്ടല്ല. മതം മാറ്റത്തെ ന്യായികരിക്കാന്‍ ആദ്യമൊക്കെ അവര്‍ പറഞ്ഞിരുന്നത് കൃഷ്ണനില്‍ എനിക്ക് അഭയം കിട്ടുന്നില്ല എന്നായിരുന്നു. അങ്ങനെ ബാലിശമായ ഒത്തിരി കാരണങ്ങള്‍ അവര്‍ നിരത്തി. പിന്നീടൊരിക്കല്‍ ദൂരദര്‍ശന്റെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു വളരെ നിരാശയായ ഒരു മാധവിക്കുട്ടിയെ കേരളം കണ്ടു. അതില്‍ അവര്‍ വെളിപ്പെട്ടുത്തിയിരുന്നു ഒരു പ്രണയത്തിന്റെ പേരിലായിരുന്നു ഈ മതം മാറ്റമെന്നും പക്ഷെ അയാള്‍ കാലുമാറിയെന്നും. അവരുടെ കഥകള്‍ വായനക്കാരനെ ഒരു വിശാലമായ മൈതാനത്തിലൂടെ നടത്തുന്നവയായിരുന്നു. വിജയനും ആനന്ദുമൊക്കെയാവട്ടെ ഇരുള്‍ഗുഹകളിലൂടെ നമ്മെ നയിക്കുന്നവരും. പക്ഷെ ഈ എഴുത്തുകാരി ഒരു വ്യക്തിയാകുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ എന്നും ബാലിശമായിരുന്നു. പിണക്കവും പരിഭവും ദേഷ്യവും എല്ലാം അവര്‍ തുറന്നടിച്ചു. അവര്‍ വ്യക്തിപരമായി എന്തുമാകട്ടെ അവര്‍ ലോകം കണ്ട നല്ലൊരെഴുത്തുകാരി തന്നെയാണെന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകില്ല. ഇന്ന് നീര്‍മാതളം എന്നുകേട്ടാല്‍ മാധവിക്കുട്ടി എന്നു തന്നെയാണ് ഏതൊരു സാഹിത്യപ്രേമിയുടെയും മനസ്സു പറയുന്നത്. “നീര്‍മാതളം പൂത്തകാലം” ആ എഴുത്തിന്റെ മാസ്മരികതയില്‍ മയങ്ങി ഞാനും ഒരു നീര്‍മാതളം നട്ടു. കാലാകാലങ്ങളില്‍ അതില്‍ ഓറഞ്ചു നിറത്തില്‍ പൂക്കള്‍ വിടര്‍ന്നു കൊണ്ടിരിക്കുന്നു. പോങ്ങുമൂടന്‍ പറഞ്ഞതുപോലെ ഇനി “പൂക്കാന്‍ മറക്കുമോ നീര്‍മാതളങ്ങള്‍” ഈ ചർച്ച നമുക്ക് തുടരണോ? ഏതു മതത്തിലും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെയുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അവർ ഈ രീതിയിൽ വിനിയോഗിച്ചു എന്ന് കണ്ടാൽ മതി. ആ തീരുമാനത്തെ മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ആ വിഷയം ഒരു ചർച്ചയാക്കേണ്ട സ്നേഹിതാ. മാധവിക്കുട്ടി മതം മാറിയതുകൊണ്ട് ഹൈന്ദവസംസ്കാരം തകരുകയോ മുസ്ലീ സമുദായത്തിന് പ്രത്യേകിച്ച് എന്തെങ്കിലും മേന്മ ചാർത്തിക്കിട്ടുകയോ ചെയ്തിട്ടുണ്ടോ? ഒന്നുമില്ല. ഒരു മതവും ഏതാനും വ്യക്തികളുടെ കൊഴിഞ്ഞുപോക്കുകൊണ്ടും കൂട്ടുചേരൽകൊണ്ടും തളരുകയോ വളരുകയോ ഇല്ല. അനിൽശ്രീയുടെ പല കാഴ്ചപ്പാടുകളും ചോദ്യങ്ങളും കഴമ്പുള്ളവതന്നെയാവാം. എന്നാൽ ഇത് തുടരരുതെന്നഭ്യർത്ഥിക്കുന്നത് നമ്മളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത്ര അകലത്തിൽ അവർ എത്തിക്കഴിഞ്ഞിരിക്കുന്നു. അവർ നൽകിയ നന്മകളും ചൊരിഞ്ഞ സ്നേഹവും മാത്രം ഈ നിമിഷം നമ്മളുടെ മനസ്സിൽ മതി. ‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ആത്മകഥ ആവരുതേയെന്ന പ്രാർത്ഥന എനിക്കുണ്ടായിരുന്നില്ല. പക്ഷേ, അവർ ഏറ്റവും ക്രൂരമായ വിമർശനത്തിനും അധിക്ഷേപത്തിനും ഇരയേകേണ്ടി വന്നതിൽ പ്രധാന കാരണം എന്റെ കഥയായിരുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും അടുത്ത സ്നേഹിതരിലൊരാളായ എം.പി നാരയാണപിള്ള അതിനെക്കുറിച്ച് എഴുതിയതുപോലും ഒരുപക്ഷേ അവരെ ഒരുപരിധിവരെ ഈ അധിക്ഷേപങ്ങളിൽ നിന്നും രക്ഷിക്കാനായാവണം. അദ്ദേഹത്തിന്റെ ആ വരികൾ അതേ ഉദ്ദേശശുദ്ധിയോടെ ഞാനിവിടെ പകർത്തി എന്നുമാത്രം. സത്യത്തിൽ ലജ്ജിക്കേണ്ടത് നമ്മൾ കപടസദാചാരക്കാരായ മലയാളികൾ തന്നെയാവണം. അവരുടെ നേര് നമ്മുടെ കാപട്യത്തെ പൊള്ളിച്ചു. നേരുകള്‍ ‘കേള്‍ക്കാനുള്ള ചങ്കൂറ്റം‘ നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ എന്ന അഭിജയുടെ പ്രാർത്ഥനയിൽ ഞാനും പങ്കു ചേരുന്നു. സ്വന്തം വീട്ടിലെ കാര്യങ്ങൾ എഴുതാൻ മാത്രം അൽ‌പ്പവിഭയോ വിഢിയോ അല്ലായിരുന്നു അവർ. ‘എന്റെ കഥ’ ആത്മകഥയാണെന്നു ലളിതമനസ്കരെ വിശ്വസിപ്പിച്ച സൂത്രക്കാരിയാണവർ. മാധവിക്കുട്ടിയ്ടെ ഏറ്റവും നല്ല കഥകൾ ‘എന്റെ കഥ’ യ്ക്കു മുൻപ് എഴുതപ്പെട്ടവയാൺ. റ്റി. പദ്നാഭൻ ‘ഗൌരി’ എഴുതുന്നതിനു വളരെ മുൻപു തന്നെ അവർ ആ പ്രമേയം കഥയാക്കിയിരുന്നു. എം. ടി. യുടെ ‘വാനപ്രസ്ഥ’വും പിന്നെ വന്നത്. ‘ചുവന്ന പാവാട’, ‘നാവികവേഷം ധരിച്ച കുട്ടി’ ‘കാളവണ്ടികൾ’, ‘വക്കീലമ്മാവൻ’ ‘അവന്തി രാജകുമാരി’ ഇവയൊക്കെ അവശ്യം വായിക്കപ്പെടേണ്ടതു തന്നെ. സ്വന്തം മുത്തശ്ശിയെ കിണറ്റിൽ തള്ളി കൊന്നിട്ട് ഒന്നുമറിയാത്ത പോലെ അടിച്ചുവാരൽ തുടരുന്ന വീട്ടമ്മയുടെ കഥയും (പേരോർമ്മിക്കുന്നില്ല. വളരെ നന്നായി ഈ ഓർമ്മപ്പെടുത്തലുകൾ. സന്തോഷം. മാധവിക്കുട്ടിയുടെ മതം മാറ്റത്തിനുള്ള കാരണം എന്താണെന്നോ മറ്റോ വിശദമായി പഠിച്ചിട്ടില്ല. എങ്കിലും അവരുടേ മതം മാറ്റമാണ് അവരെ കേരളത്തിൽ നിന്നും പറിച്ച് നടേണ്ടി വന്ന സാഹചര്യമൊരുക്കിയത് എന്നത് ഒരു വസ്‌തുതയാണ്. അവസാന നാളിൽ അവർ സാഹിത്യ അക്കാഡമിക്ക് ദാനം ചെയ്‌ത സ്ഥലത്തെ ചൊല്ലി ചില അസഹിഷ്ടുക്കളുടെ ശബ്ദം കടമെടുത്ത് യൂസഫലി കേച്ചേരിയടക്കം രംഗത്ത് വന്നിരുന്നു. പിന്നെ, അവരുടെ തറവാട് (നാലപ്പാട് അത്ര ദരിദ്രമായിരുന്നില്ല എന്നാണ് അറിവ്. എന്റെ ഉമ്മയും കൂട്ടുകാരികളുമൊക്കെ സ്കൂളിൽ (നാലപ്പാട്ടെ സ്കൂൾ തന്നെ ആണെന്ന് തോന്നുന്നു പഠിക്കുന്ന സമയത്ത് ഉച്ച ഭക്ഷണവു മറ്റും കഴിക്കാനും വെള്ളം കുടിയ്ക്കാനും മറ്റും അവിടെ പോയിരുന്നു. ബാലാമണിയമ്മയെ പറ്റിയൊക്കെ ഉമ്മ പറയാറുണ്ട്. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും മറ്റു പാവങ്ങൾക്കുമെല്ലാം എന്നു ഭക്ഷണം കൊടുത്തിരുന്നുവത്രെ.. ഇവിടെ പ്രചാരകന്റെ ബ്ലോഗിൽ കമലയ്യ്ക്ക് കലിമ ചൊല്ലിയ ഓർമ്മ ഇവിടെ വായിച്ചിരുന്നു ഇതെഴുതുന്ന സമയത്തും റേഡിയോയിൽ അവരുടെ ശബ്ദം ‘ എന്റെ കഥാപാത്രങ്ങളെല്ലാം ഞാനാണെന്ന് തെറ്റിദ്ധരിച്ചു ‘ എല്ലാ വിവാദങ്ങളും ആറടി മണ്ണിൽ ഒടുങ്ങട്ടെ.. എഴുത്തുകാരി ചേച്ചി അത് പോങ്ങേട്ടന് പറഞ്ഞത് സത്യാണ് രണ്ട് വട്ടം അവര്ക്കാ അനുഭവമുണ്ടായെന്നും മാധവിക്കുട്ടിയുടെ അയല്ക്കാരിയായൊരു സ്ത്രീ അവസാനം കാര്യം വിശദീകരിച്ചു കൊടുത്തു എന്നതും ചാനലില് പറഞ്ഞതാണ് അവര്‍ മിക്കപ്പോഴും എങ്ങനെ എങ്കിലും വാര്‍ത്തകളില്‍ നിരഞു നില്‍ക്കാന്‍ ശ്രമിച്ചു. വി.കെ. എന്നിന്റെ വാക്കുകള്‍ ഓര്‍മ വരുന്നു. അവരെ നമ്മള്‍ സമൂഹമെന്ന ബോക്‌സിലാക്കാന്‍ ശ്രമിച്ചു. അവര്‍ ആ ബോക്‌സിനു പുറത്തായിരുന്നു .അടച്ചിട്ട വീട്ടില്‍ കിടന്നുറങ്ങാന്‍ ആര്‍ക്കും പറ്റും. പുറമ്പോക്കില്‍ മതിമറന്നുറങ്ങാന്‍ ശക്തമായ മനോധൈര്യം തന്നെ വേണം. മാധവികുട്ടിക്ക്‌ പ്രണാമം എന്റെ കഥ അവരുടെ ശരിക്കുള്ള ആത്മകഥ ആയിരുന്നെങ്കിൽ ഇപ്പോഴുള്ള ബഹുമാനത്തിനു കുറവുണ്ടാകുമായിരുന്നോ? എന്റെ കഥ ശരിക്കും ആത്മകഥയായിരുന്നെങ്കിൽ എന്റെ ബഹുമാനം ശരിക്കും ഇരട്ടിക്കുകയേ ഉണ്ടായിരുന്നുള്ളു. >>തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ!! ഹിന്ദു മതത്തില്‍, വിധവകളായ സ്ത്രീകളോടുള്ള പെരുമാറ്റം എന്ഗ്ന്ങനെ വേണമെന്ന് ആധികാരിമായി വിശദീകരിക്കുന്ന ഒരു ലേഖനം ഉണ്ടോ? ഇംഗ്ലീഷില്‍ ആയാലും മതി. വെറുതെ ഒന്ന് മനസ്സിലാക്കി വെക്കാനാണ്. കോഴി ബിരിയാണി" യെ നാം സ്നേഹിക്കുന്നത്‌ 'തിന്ന്' കൊണ്ടാണു ഇന്നിവിടെ നാം വട്ടത്തിലിരുന്ന് പ്രിയ കവയിത്രിയെ 'തിന്ന്' സ്‌നേഹിക്കുകയാണു മലയാളത്തിന് കഥകളിൽ കൂടി ഒരു പുതിയ ഭാവുകത്വം നൽകിയ,ഭാവഗീതങ്ങളുടെ ആ നീർമാതളം നിലമ്പതിച്ചുവെങ്കിലും;വായനയുള്ളകാലത്തോളം ആയതു തഴച്ചു വളരുകതന്നെചെയ്യും ..ഒരാള്‍ മരിച്ചാല്‍ അയാളെത്ര ദുഷ്ടനാനെന്കിലും നന്മകള്‍ പറയും, മതം മാറ്റമെന്നത്‌ എന്തിനാണിത്ര വലിയ കാര്യമായി എടുക്കുന്നത് “പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്” വളരെ വൈകിപ്പോയ ഒരു കമന്റ്‌ ആണെന്നറിയാം മാഷേ എങ്കിലും എഴുതുന്നു: അങ്ങിനെ പേടിക്കേണ്ട ഒരാവശ്യവുമില്ല എന്നാണു തോന്നുന്നത്. കാരണം, എന്റെ പന്ത്രണ്ടു വയസ്സുള്ള മകള്‍ 'എന്റെ കഥ' വായിച്ചിട്ട് പറഞ്ഞത് "എനിയ്ക്ക് മനസ്സിലാകുന്നു" എന്ന് മാത്രമാണ്. മുകളിലെഴുതിയ എല്ലാവരും ആദരാഞ്ജലി എന്ന വാക്ക് തെറ്റിച്ചെഴുതിയതില്‍ വിഷമമുണ്ട്. ഇതാ ഒരു ശരിയായ ആദരാഞ്ജലികള്‍ പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്. പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവ പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത് ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല. ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്വകാര്യ സ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ചുമതല സ്വകാര്യ സ്ഥാപന ഉടമസ്ഥര്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളില്‍ ജനങ്ങള്‍ സാമുഹ്യ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കോര്‍കമ്മിറ്റി പോലീസിനു നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ കോര്‍കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്. ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ളാ ബീഗം, സെക്ടറല്‍ മജിസ്‌ട്രേറ്റ് സുരേഷ് നാരായണന്‍, ലേബര്‍ ഓഫീസര്‍ സുരേഷ്, നോഡല്‍ ഓഫീസര്‍ വി.സുനിത എന്നിവര്‍ പങ്കെടുത്തു. കോവിഡ് ധനസഹായ വിതരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു ശബരിമലയുടെ അടിസ്ഥാന ആരോഗ്യസ്ഥാപനമായി കോന്നി ഗവ. മെഡിക്കല്‍ കോളജ് കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കി നടപ്പാക്കും ജില്ലയില്‍ പട്ടികജാതി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരുകോടിയിലേറെ രൂപയുടെ 12 കുടുംബശ്രീ നാടിന്റെ മുഖശ്രീ ഡെപ്യൂട്ടി സ്പീക്കര്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറുടെ ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കി സിസിടിവി കാമറകള്‍ Kerala State Film Awards സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; പട്ടികയില്‍ 30 ചിത്രങ്ങള്‍ Kerala State Film Awards സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; പട്ടികയില്‍ 30 ചിത്രങ്ങള്‍ 30 സിനിമകളാണ് അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത് തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (Kerala State Film Awards) പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഇത്തവണ 30 സിനിമകളാണ് (movies) അവാര്‍ഡിനായി അന്തിമ പട്ടികയിലുള്ളത്. നടി സുഹാസിനി (Suhasini) മണിരത്‌നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് ഇത്തവണ നടക്കുന്നത്. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനു മത്സരിക്കാന്‍ പ്രധാനമായുമുള്ളത്. നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരും രംഗത്തുണ്ട്. അന്തരിച്ച നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകന്‍ സച്ചി എന്നിവര്‍ക്കും പുരസ്‌കാര സാധ്യതയുണ്ട്. വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. സംവിധായകന്‍ ഭദ്രനും കന്നഡ സംവിധായകന്‍ പി.ശേഷാദ്രിയും പ്രാഥമിക ജൂറി അധ്യക്ഷന്മാരാകും. ദേശീയ മാതൃകയില്‍ രണ്ട് തരം ജൂറികള്‍ സംസ്ഥാന അവാര്‍ഡില്‍ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിക്കുന്ന ചിത്രങ്ങളില്‍ നിന്നായിരിക്കും അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും. എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. പുരസ്‌കാരങ്ങള്‍ക്കായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ചുവടെ: Also Read 2020 Kerala State film Awards സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; സുഹാസിനി ജൂറി അധ്യക്ഷ; മത്സരരംഗത്ത് 80 സിനിമകള്‍ ഒരിലത്തണലില്‍ (അശോക് ആര്‍.നാഥ്) ലൗ (ഖാലിദ് റഹ്‌മാന്‍) കുഞ്ഞെല്‍ദോ (അരുണ്‍ മാത്യു) രണ്ടാം നാള്‍ (സീനത്ത്) ഉടമ്പടി (സുരേഷ് പി. തോമസ്) സ്വപ്നങ്ങള്‍ പൂക്കുന്ന കാട് (സോഹന്‍ ലാല്‍) വേലുക്കാക്ക ഒപ്പ് കാ (അശോക് കുമാര്‍) എന്നിവര്‍ (സിദ്ധാര്‍ഥ് ശിവ) ടോള്‍ ഫ്രീ 1600 600 60 (കെ.ബി.സജീവ്) ദിശ (വി.സി.ജോസ്) ഓറഞ്ച് മരങ്ങളുടെ വീട് (ഡോ.ബിജു) കാന്തി (അശോക് ആര്‍.നാഥ്) സണ്ണി (രഞ്ജിത്ത് ശങ്കര്‍) ട്രാന്‍സ് (അന്‍വര്‍ റഷീദ്) കപ്പേള (മുഹമ്മദ് മുസ്തഫ) ദി മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ആറ്റ്‌ലി) പായ്- ദ മാറ്റ് (ശ്രീലജ മുകുന്ദകുമാരന്‍) ആണ്ടാള്‍ (ഷെറീഫ് ഈസ) ലെയ്ക (ആസാദ് ശിവരാമന്‍) വര്‍ത്തമാനം (സിദ്ധാര്‍ഥ് ശിവ) ഖോ ഖോ (രാഹുല്‍ റിജി നായര്‍) ലൗ എഫ് എം (ശ്രീദേവ് കാപ്പൂര്‍) ഭൂമിയിലെ മനോഹര സ്വകാര്യം (ഷൈജു അന്തിക്കാട്) ഒരുത്തി (വി.കെ.പ്രകാശ്) അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകള്‍ (അനൂപ് നാരായണന്‍) പച്ചത്തപ്പ് (എസ്.അനുകുമാര്‍) സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍) മാലിക് (മഹേഷ് നാരായണന്‍) ഉരിയാട്ട് (കെ.ഭുവനചന്ദ്രന്‍ നായര്‍) ഇരുള്‍ (നസീഫ് ഇസുദീന്‍) കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി) എല്‍മര്‍ (ഗോപി കുറ്റിക്കോല്‍) ദ് കുങ്ഫു മാസ്റ്റര്‍ (എബ്രിഡ് ഷൈന്‍) വൂള്‍ഫ് (ഷാജി അസീസ്) ജ്വാലാമുഖി (ഹരികുമാര്‍) കയറ്റം (സനല്‍കുമാര്‍ ശശിധരന്‍). Kerala State Film Awards സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; പട്ടികയില്‍ 30 ചിത്രങ്ങള്‍ Gold movie ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം ഗോൾഡ്' സിനിമയെക്കുറിച്ച് അൽഫോൺസ് പുത്രൻ Madhuram ജോജു ജോര്‍ജ് ചിത്രം 'മധുരം' സോണി ലിവില്‍; ഡയറക്റ്റ് ഒടിടി റിലീസിന് തീരുമാനം Marakkar എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും മാല പാര്‍വ്വതി Suresh Gopi സുരേഷ് ഗോപിയോട് നന്ദി പറയാന്‍ കുഞ്ഞും കുടുംബവുമെത്തി; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി; കുറിപ്പ് Minnal Murali Song കുഗ്രാമമേ തരംഗമായി 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം CBI 5 വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്നം സേതുരാമയ്യര്‍' ടീമില്‍ ഉദ്യോഗസ്ഥന്‍; പുതിയ ഗെറ്റപ്പില്‍ രമേശ് പിഷാരടി Appan ടാപ്പിംഗ് തൊഴിലാളിയായി വേറിട്ട ഗെറ്റപ്പില്‍ സണ്ണി വെയ്ന്‍ അപ്പന്‍' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി Pushpa ആവേശം വാനോളം ഉയര്‍ത്താന്‍ അല്ലുവിനൊപ്പം ഫഹദ് പുഷ്പ' ട്രെയ്‌ലര്‍ ടീസര്‍ Kunjeldho ഗുരുവായൂര്‍ കേശവന്‍, മംഗലശ്ശേരി നീലകണ്ഠന്‍ എന്ന് പറയുമ്പോഴുള്ള എടുപ്പ് കുഞ്ഞെല്‍ദോ' ടീസര്‍ Video അട്ടപ്പാടിയിൽ 191 ഗർഭിണികൾ ഹൈ റിസ്ക് കാറ്റഗറിയിലെന്ന് മന്ത്രി വീണാ ജോർജ് Oxford High School shooting ഓക്സ്ഫഡ് ഹൈസ്‌കൂള്‍ വെടിവയ്പ്പ്: നരഹത്യയ്ക്ക് പ്രതിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു Guinness World Record 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ് പേരക്കുട്ടി അപകടത്തിൽ മരിച്ചതറിഞ്ഞ് മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ കാര്യവട്ടം -അലനല്ലൂർ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയായതായി നജീബ് കാന്തപുരം എംഎൽഎ അറിയിച്ചു. കാര്യവട്ടം മുതൽ അലനല്ലൂർ വരെയുള്ള ആറര കിലോമീറ്റർ ദൂരത്തിൽ ബിഎം ആൻഡ് ബിസി രീതിയിൽ ടാറിംഗ് നടത്തുന്നതിനുള്ള പ്രവൃത്തിക്കാണ് ഭരണാനുമതിയായത്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട പ്രവൃത്തിയാണിത്. പെരിന്തൽമണ്ണ മണ്ഡലത്തിൽ ബജറ്റിൽ തുക അനുവദിക്കപ്പെട്ട ഏകപ്രവൃത്തിയാണിത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നത്. മൂന്നു സ്ഥലത്തുള്ള കൾവെർട്ടിന്‍റെ അറ്റകുറ്റപ്പണിയും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചതോടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു. ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂക്കോട്ടുംപാടം: പരിയങ്ങാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പൂക്കോട്ടുംപാടം പോലീസിന്‍ പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു പെരിന്തൽമണ്ണ: പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. മക്കരപ്പറന്പ അങ്ങാടിയിലെ ഇടവഴിക്കൽ സ്റ്റോർ എ വന്യമൃഗശല്യത്തിനു പരിഹാരം വേണം: നിലന്പൂർ വികസന സമിതി നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിൽ ഉൾപ്പെടാത്ത വഴിക്കടവ്-മഞ്ചേരി ഭാഗം ഉടൻ പ്രവൃത്തി നടത്തണമെന്ന പെരിന്തൽമണ്ണയിൽ മണൽക്കടത്തു വാഹനങ്ങൾ നീക്കി തുടങ്ങി പെരിന്തൽമണ്ണ: മണൽക്കടത്തിനു പിടികൂടി പോലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ നീക്കിത്തുടങ്ങി. സ്കൂളിന്‍റെ ചുറ്റുമതിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു കരുവാരകുണ്ട്: തുവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനു നിർമിക്കുന്ന ചുറ്റുമതിലിന്‍റെ പ്രവർത്തനോദ്ഘാടനം എ.പി.അനി കരുവാരകുണ്ട്: ലോക ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കരു മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീ പിതാവിനെ മർദിച്ചു അവശനാക്കിയ മകനെ അറസ്റ്റ് ചെയ്തു പാണ്ടിക്കാട്: പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒടോമ്പറ്റ സ്വദേശി മേല പെരിന്തൽമണ്ണ: പതിനെട്ടു വയസിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ കുടുംബത്തിന് പിന്തുണ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടെ 50 രൂപയ്ക്ക് ലഭ്യമാക്കണം പെരിന്തൽമണ്ണ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടു കൂടി 50 രൂപയ്ക്ക് ലഭ്യമാക്കണമെന്നും തൊഴി പൂക്കോട്ടുംപാടം: ചേലോട് പാടശേഖര സമിതിയും ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റും ചേർന്ന് ജനജാഗ്രത സദസ താഴേക്കോട്: പഞ്ചായത്ത് ഭരണസമിതിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സോഫിയ പെരി അധ്യാപകനെ പഞ്ചായത്തു പ്രസിഡന്‍റ് മർദിച്ചതായി പരാതി കാളികാവ്: സ്കൂളിൽ നിന്നു റിലീവ് ചെയ്ത് പോകാനിരിക്കെ പ്രധാനാധ്യാപകന്‍റെ ചുമതലയുള്ള അധ്യാപകനെ സ്കൂളിൽ കയറി കുട്ടിക കാളികാവ്: ഉദരംപൊയിൽ ജിഎൽപി സ്കൂൾ അധ്യാപകനെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ടിഎ വണ്ടൂ കാളികാവ്: സ്കൂളിൽ യോഗം ചേരാൻ പറ്റില്ലെന്ന് പറഞ്ഞു സ്കൂളിൽ നിന്നു ഇറക്കി വിടുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ കൈയേറ മാലിന്യ പ്രശ്നം: പ്രതിപക്ഷത്തിന്‍റേത് സമരാഭാസമെന്നു ഭരണസമിതി നിലന്പൂർ:ഇരുപതു വർഷം അധികാരത്തിലിരുന്നിട്ട് മാലിന്യ സംസ്കരണത്തിനായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് നഗരസഭയിലെ ഇപ പെരിന്തൽമണ്ണ: ജനുവരി എട്ട് ഒന്പത് തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാല ഏഴിന് മലപ്പുറം: വനിതാശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണം മ മൗലാനയിൽ ഫിസിയോതെറാപ്പി പരിശോധനാ ക്യാന്പ് നടത്തി പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗം സൗജ മലപ്പുറം: ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്‍റെ നേതൃത്വത്തില്‍ നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കന്പനി സെക്രട്ടറിഷിപ്പ് എന്ന വ മലപ്പുറം: എടപ്പാളിൽ നിർമിക്കുന്ന സ്കിൽ ഡവലപ്പ്മെന്‍റ് ട്രെയിനിംഗ്്, മാർക്കറ്റിംഗ്്, കൾച്ചറൽ സെന്‍ററുകളുടെ കെട്ടിട നി പെരിന്തൽമണ്ണ: ആർഎസ്എസ് കാര്യാലയത്തിനു നേരേ പെട്രോൾ ബോംബേറിഞ്ഞു. പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിനു നേരേയാണ് വഖഫ് മന്ത്രി ജിഫ്രി തങ്ങളെ സന്ദർശിച്ചു മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരായി മസ്ജിദുകളിൽ പ്രതിഷേധിക്കേണ്ട ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങും നിലന്പൂർ: നിലന്പൂർ നിന്നു തുടങ്ങുന്നതും നിലന്പൂർ വഴി പോകുന്നതുമായ ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങുമെന്ന് കെഎസ്ആർ സന്നദ്ധ സംഘടനകളുടെ ഡയാലിസിസ് സെന്‍റർ മാതൃക: മുഖ്യമന്ത്രി അരിക്കോട്: ജീവിത ശൈലി രോഗങ്ങൾ അധികരിച്ചു വരുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജ ആർബിഐ നീക്കം ജനാധിപത്യ വിരുദ്ധം: ആര്യാടൻ മുഹമ്മദ് മലപ്പുറം: കോണ്‍ഗ്രസ് രൂപം നൽകിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാർഷി സ്കൂളിൽ മോഷണം; ഓഫീസ് മുറിയിൽ തീയിട്ടു തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. മോഷ്ടാക്കൾ ഓഫീസ് മുറിയിൽ തീയിട്ടു. കന്പൂട്ടർ ര മലപ്പുറം: കർണാടകയിൽ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തന കരുവാരകുണ്ട്: ജില്ലയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തത് വിവിധ രജിസ്ട്രേഷനുകളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. മ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്നു പര്യടനം തുടങ്ങും മലപ്പുറം: തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പര്യടനം തുടങ്ങും. കെ പെരിന്തൽമണ്ണ: നിരവധി മണൽ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്ന ബീറു ഫൈസൽ ആണ് പിട ജീവനക്കാരുടെ കുറവ്; നിലന്പൂർ കെഎസ്ആർടിസിയിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു നിലന്പൂർ: ജീവനക്കാരുടെ കുറവിനെ തുടർന്ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നു. ക അരീക്കോട്: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളെ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം തൊഴിലവസ എടക്കരയിൽ പോക്സോ കേസുകളിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ എടക്കര: പോക്സോ കേസുകളിൽ ഉൾപ്പെട്ട രണ്ടു യുവാക്കളെ എടക്കര പോലിസ് അറസ്റ്റ് ചെയ്തു. കുന്നുമ്മൽപൊട്ടി തണ്ണിക്കടവ് പു നിലന്പൂർ: മദ്രസാധ്യാപകന്‍റെ മർദനത്തെ തുടർന്നു എട്ടുവയസുകാരിക്കും എട്ടുവയസുകാരനും പരിക്ക്. ചാലിയാർ പഞ്ചായത്തിലെ പൂക്കോട്ടുംപാടം: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയുടെ വിദൂര വിദ്യഭ്യാസ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. നിലവിൽ അലിഗഢ് വിദ പെരിന്തൽമണ്ണ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ പെരിന്തൽമണ്ണ ബ്ലോക്കുതല ഉദ്ഘാടനം കീഴാറ്റൂർ സിഡിഎസിന്‍റെ ആഭിമുഖ്യത്ത മലപ്പുറം: ലോക ഭിന്നശേഷി ഭിനാചരണത്തിന്‍റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് മലപ്പുറം എംഎസ്പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പ പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂക്കോട്ടുംപാടം: പരിയങ്ങാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിൽ പ്രതി പൂക്കോട്ടുംപാടം പോലീസിന്‍ പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു പെരിന്തൽമണ്ണ: പലചരക്കു കടയിൽ നിന്നു റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. മക്കരപ്പറന്പ അങ്ങാടിയിലെ ഇടവഴിക്കൽ സ്റ്റോർ എ വന്യമൃഗശല്യത്തിനു പരിഹാരം വേണം: നിലന്പൂർ വികസന സമിതി നിലന്പൂർ: നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിൽ ഉൾപ്പെടാത്ത വഴിക്കടവ്-മഞ്ചേരി ഭാഗം ഉടൻ പ്രവൃത്തി നടത്തണമെന്ന പെരിന്തൽമണ്ണയിൽ മണൽക്കടത്തു വാഹനങ്ങൾ നീക്കി തുടങ്ങി പെരിന്തൽമണ്ണ: മണൽക്കടത്തിനു പിടികൂടി പോലീസ് സ്റ്റേഷൻ പരിസരത്ത് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ നീക്കിത്തുടങ്ങി. സ്കൂളിന്‍റെ ചുറ്റുമതിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു കരുവാരകുണ്ട്: തുവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിനു നിർമിക്കുന്ന ചുറ്റുമതിലിന്‍റെ പ്രവർത്തനോദ്ഘാടനം എ.പി.അനി കരുവാരകുണ്ട്: ലോക ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാട്ടിരി എഎംഎൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും കരു മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു. ജില്ലയില്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീ പിതാവിനെ മർദിച്ചു അവശനാക്കിയ മകനെ അറസ്റ്റ് ചെയ്തു പാണ്ടിക്കാട്: പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒടോമ്പറ്റ സ്വദേശി മേല പെരിന്തൽമണ്ണ: പതിനെട്ടു വയസിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ കുടുംബത്തിന് പിന്തുണ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടെ 50 രൂപയ്ക്ക് ലഭ്യമാക്കണം പെരിന്തൽമണ്ണ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഒരു വർഷത്തെ കാലാവധിയോടു കൂടി 50 രൂപയ്ക്ക് ലഭ്യമാക്കണമെന്നും തൊഴി പൂക്കോട്ടുംപാടം: ചേലോട് പാടശേഖര സമിതിയും ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റും ചേർന്ന് ജനജാഗ്രത സദസ താഴേക്കോട്: പഞ്ചായത്ത് ഭരണസമിതിക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സോഫിയ പെരി അധ്യാപകനെ പഞ്ചായത്തു പ്രസിഡന്‍റ് മർദിച്ചതായി പരാതി കാളികാവ്: സ്കൂളിൽ നിന്നു റിലീവ് ചെയ്ത് പോകാനിരിക്കെ പ്രധാനാധ്യാപകന്‍റെ ചുമതലയുള്ള അധ്യാപകനെ സ്കൂളിൽ കയറി കുട്ടിക കാളികാവ്: ഉദരംപൊയിൽ ജിഎൽപി സ്കൂൾ അധ്യാപകനെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ടിഎ വണ്ടൂ കാളികാവ്: സ്കൂളിൽ യോഗം ചേരാൻ പറ്റില്ലെന്ന് പറഞ്ഞു സ്കൂളിൽ നിന്നു ഇറക്കി വിടുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ കൈയേറ മാലിന്യ പ്രശ്നം: പ്രതിപക്ഷത്തിന്‍റേത് സമരാഭാസമെന്നു ഭരണസമിതി നിലന്പൂർ:ഇരുപതു വർഷം അധികാരത്തിലിരുന്നിട്ട് മാലിന്യ സംസ്കരണത്തിനായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് നഗരസഭയിലെ ഇപ പെരിന്തൽമണ്ണ: ജനുവരി എട്ട് ഒന്പത് തിയതികളിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെഎടിഎഫ് ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം: ശില്‍പശാല ഏഴിന് മലപ്പുറം: വനിതാശിശുവികസന വകുപ്പിന്‍റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്‍റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണം മ മൗലാനയിൽ ഫിസിയോതെറാപ്പി പരിശോധനാ ക്യാന്പ് നടത്തി പെരിന്തൽമണ്ണ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഫിസിയോതെറാപ്പി വിഭാഗം സൗജ മലപ്പുറം: ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്‍റെ നേതൃത്വത്തില്‍ നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ കൊമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കന്പനി സെക്രട്ടറിഷിപ്പ് എന്ന വ മലപ്പുറം: എടപ്പാളിൽ നിർമിക്കുന്ന സ്കിൽ ഡവലപ്പ്മെന്‍റ് ട്രെയിനിംഗ്്, മാർക്കറ്റിംഗ്്, കൾച്ചറൽ സെന്‍ററുകളുടെ കെട്ടിട നി പെരിന്തൽമണ്ണ: ആർഎസ്എസ് കാര്യാലയത്തിനു നേരേ പെട്രോൾ ബോംബേറിഞ്ഞു. പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിനു നേരേയാണ് വഖഫ് മന്ത്രി ജിഫ്രി തങ്ങളെ സന്ദർശിച്ചു മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരായി മസ്ജിദുകളിൽ പ്രതിഷേധിക്കേണ്ട ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങും നിലന്പൂർ: നിലന്പൂർ നിന്നു തുടങ്ങുന്നതും നിലന്പൂർ വഴി പോകുന്നതുമായ ബംഗളൂരു ബസുകൾ ഉടൻ സർവീസ് തുടങ്ങുമെന്ന് കെഎസ്ആർ സന്നദ്ധ സംഘടനകളുടെ ഡയാലിസിസ് സെന്‍റർ മാതൃക: മുഖ്യമന്ത്രി അരിക്കോട്: ജീവിത ശൈലി രോഗങ്ങൾ അധികരിച്ചു വരുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജ ആർബിഐ നീക്കം ജനാധിപത്യ വിരുദ്ധം: ആര്യാടൻ മുഹമ്മദ് മലപ്പുറം: കോണ്‍ഗ്രസ് രൂപം നൽകിയ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം നിലനിൽക്കുന്ന കാലത്തോളം കേരളത്തിലെ പ്രാഥമിക കാർഷി സ്കൂളിൽ മോഷണം; ഓഫീസ് മുറിയിൽ തീയിട്ടു തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. മോഷ്ടാക്കൾ ഓഫീസ് മുറിയിൽ തീയിട്ടു. കന്പൂട്ടർ ര മലപ്പുറം: കർണാടകയിൽ ഒമിക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തന കരുവാരകുണ്ട്: ജില്ലയിൽ മുദ്രപ്പത്രങ്ങൾ കിട്ടാനില്ലാത്തത് വിവിധ രജിസ്ട്രേഷനുകളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. മ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്നു പര്യടനം തുടങ്ങും മലപ്പുറം: തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പര്യടനം തുടങ്ങും. കെ പെരിന്തൽമണ്ണ: നിരവധി മണൽ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്ന ബീറു ഫൈസൽ ആണ് പിട ജീവനക്കാരുടെ കുറവ്; നിലന്പൂർ കെഎസ്ആർടിസിയിലെ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു നിലന്പൂർ: ജീവനക്കാരുടെ കുറവിനെ തുടർന്ന് നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നു. ക അരീക്കോട്: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളെ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ മാത്രം പതിനായിരത്തിലധികം തൊഴിലവസ എടക്കരയിൽ പോക്സോ കേസുകളിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ എടക്കര: പോക്സോ കേസുകളിൽ ഉൾപ്പെട്ട രണ്ടു യുവാക്കളെ എടക്കര പോലിസ് അറസ്റ്റ് ചെയ്തു. കുന്നുമ്മൽപൊട്ടി തണ്ണിക്കടവ് പു നിലന്പൂർ: മദ്രസാധ്യാപകന്‍റെ മർദനത്തെ തുടർന്നു എട്ടുവയസുകാരിക്കും എട്ടുവയസുകാരനും പരിക്ക്. ചാലിയാർ പഞ്ചായത്തിലെ പൂക്കോട്ടുംപാടം: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സർവകലാശാലയുടെ വിദൂര വിദ്യഭ്യാസ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. നിലവിൽ അലിഗഢ് വിദ പെരിന്തൽമണ്ണ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ പെരിന്തൽമണ്ണ ബ്ലോക്കുതല ഉദ്ഘാടനം കീഴാറ്റൂർ സിഡിഎസിന്‍റെ ആഭിമുഖ്യത്ത മലപ്പുറം: ലോക ഭിന്നശേഷി ഭിനാചരണത്തിന്‍റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് മലപ്പുറം എംഎസ്പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പ പെരിന്തൽമണ്ണ: കടന്നമണ്ണയെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണം ഉൾപ്പെടെ ഒട്ടേറെ പരിപാടികൾ ബന്ധപ്പെട് മലപ്പുറം: ജില്ലയിലെ ഫറോക്ക് കോളേജ് വാഴക്കാട് റോഡിൽ ഉൗർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്‍റർലോക്ക് ചെയ്യുന്ന പ്രവൃ എടക്കര: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള എടക്കര യൂണിറ്റ് സമ്മേളനം എടക്കരയിൽ നടന്നു. സംസ്ഥാന പ്രസിഡ എടക്കര: മുത്തേടം ഗ്രാമപഞ്ചായത്തിൽ നിന്ന് നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസിന് താഴെയുള്ള എല്ലാ പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാർ കാളികാവ്:വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൂങ്ങോട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാറും അ അധികൃതരുടെ അനാസ്ഥ; വാക്സിനെടുക്കാൻ വന്നവർ വലഞ്ഞു കരുവാരകുണ്ട്: കോവിഡ് വാക്സിനെടുക്കാനായി കരുവാരകുണ്ട് സിഎച്ച്സിയിലെത്തിച്ചേർന്നവർ വലഞ്ഞതായി പരാതി. അധികൃതരുടെ അ കിഡ്നി ചികിത്‌സാ സഹായ ഫുട്ബോൾ മത്സരം: ധനസഹായം കൈമാറി കാളികാവ്: അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് നടത്തിയ കിഡ്നി രോഗ ചികിത്സാ സഹായ ഫുട്ബോൾ ടൂർണമെന്‍റിൽ ലഭിച്ച തുക കൈമാറി. ഷഫീഖിന്‍റെ ചികിത്സ: സമാഹരിച്ച തുകയുടെ താങ്ങ് 60 രോഗികൾക്കും കരുവാരകുണ്ട്: വൃക്ക രോഗബാധിതനായ തുവ്വൂർ കുണ്ട്ലാം പാടം സ്വദേശി പന്തപ്പാടൻ ഷഫീഖിന്‍റെ ചികിൽസയ്ക്കായി സമാഹരിച്ച തുക യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം യുപിയിൽ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം: മിനിമം വേതനം നൽകണമെന്ന് സുപ്രീം കോടതി അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ഗൂഡല്ലൂർ: ഓവാലി റൂട്ടിലെ ഗൂഡല്ലൂർ ഗവ. ഹൈസ്കൂളിന് മുന്നിലെ കുഴി ഭീഷണിയാകുന്നു. കുടിവെള്ള വിതരണ പൈപ്പ് കടന്നു പോകുന്ന ചാലിലെ സ്ലാബ് മൂടാത്തത് കാരണം കഴിഞ്ഞ ദിവസം വിദ്യാർഥിയും അധ്യാപകനും കുഴിയിൽ വീണിരുന്നു. പരിക്കേറ്റ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 2,500ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. ഹൈസ്കൂളിന് സമീപത്ത് ഗവ. ഹോസ്റ്റലും സ്വകാര്യ സ്കൂളും പ്രവൃത്തിക്കുന്നുണ്ട്. കൽപ്പറ്റ: ആദ്യം ഒരന്പരപ്പായിരുന്നു നിവേദിന്‍റെ മുഖത്ത്. അമ്മയും മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമായ ദി തൊഴിലുമായി കന്പനികൾ; ശ്രദ്ധേയമായി ‘നിയുക്തി’ തൊഴിൽ മേള കൽപ്പറ്റ: ജില്ലയിലെ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ഒരുക്കിയ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന സുൽത്താൻ ബത്തേരി-കോയന്പത്തൂർ ബസ് സർവീസ് ഇന്ന് മുതൽ ഗൂഡല്ലൂർ: ബത്തേരി-കോയന്പത്തൂർ ബസ് സർവീസ് ഇന്നുമുതൽ ആരംഭിക്കും. ബത്തേരി ഡിപ്പോയിൽ നിന്ന് കോയന്പത്തൂരിലേക്ക് സർവീ കൽപ്പറ്റ: ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി.ആർ. അനിലിന്‍റെ പ്രതിമാസ ഫോണ്‍ ഇൻ പ്രോഗ്രാം നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കൽപ്പറ്റ: നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അനുവദിച്ച പുതിയ ഹ്യുമാനിറ കൽപ്പറ്റ: പട്ടിക വർഗ വികസന വകുപ്പിന്‍റെ കീഴിൽ പൂക്കോട് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള ക്ലീൻ സിറ്റി പദ്ധതി: തോണിച്ചാൽ ടൗണ്‍ ശുചീകരിച്ചു നല്ലൂർനാട്: നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്ലീൻ സിറ്റി പദ്ധതിയു അധ്യാപക സ്ഥലം മാറ്റത്തിലെ അപാകത പരിഹരിക്കണം: എകെഎസ്ടിയു കൽപ്പറ്റ: സർവീസിൽ ജൂണിയറായ അധ്യാപകർ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്പോൾ സീനിയർ ആയ അധ്യാപകർ ത്രോണ്‍ ഒൗട്ട് ആകുന്ന കൽപ്പറ്റ: കണിയാന്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡ വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയുടെയും എൽഎഫ്സി മാനന്തവാടിയുടെയും ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ ഫുട്ബോൾ അക് കൽപ്പറ്റ: ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദ്ദനനും സംഘവും പണയന്പം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ പ നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ ഉപവാസ സമരം നടത്തി സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ അട്ടിമറിക്കുന്നതിനെതിരേയും ബഫർസോണിനെതിരേയും നാഷണൽ പ്രൊട്ടക്ഷൻ കൽപ്പറ്റ: കണിയാന്പറ്റ പഞ്ചായത്ത് പട്ടികവർഗ വനിതകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ അംഗീകൃ സുൽത്താൻ ബത്തേരി: വയനാട് എക്യുമെനിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് വിവിധ പരിപാടികളോടെ 19ന് ആഘോഷിക്കും. ന്യൂനപക്ഷ വകുപ്പും ആനുകൂല്യങ്ങളും: സെമിനാർ നടത്തി സുൽത്താൻ ബത്തേരി: വയനാട് എക്യുമെനിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വകുപ്പും ആനുകൂല്യങ്ങളും എന്ന വിഷയത്തി പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ കാട്ടുനായ്ക്കകോളനിയിലെ പത്ത് സെന്‍റ് സ്ഥലത്ത് എട്ട് വീടുകളിലായി കേരള ലാൻഡ് കമ്മീഷൻ ഏജന്‍റ്സ് അസോസിയേഷൻ കണ്‍വൻഷൻ നടവയൽ: കേരള ലാൻഡ് കമ്മീഷൻ ഏജന്‍റ്സ് അസോസിയേഷൻ (കഐൽസിഎഎ) കേണിച്ചിറ മേഖലകണ്‍വൻഷനും ഐഡി കാർഡ് വിതരണവും നടത്തി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള വൈത്തിരി പഞ്ചായത്തിലെ എട്ടാം വാർഡായ ലക്കിടി മാനന്തവാടി: ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വർണക്കൂട്ട് തെരുവോര ചിത്രരചന ന മൃഗക്ഷേമ പ്രവർത്തനം; കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു കൽപ്പറ്റ: മൃഗ സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിൽ മികച്ച മൃഗക്ഷേമ പ്രവർത്തനം നടത്തുന്ന വ്യക്തികൾ/ സംഘടനക ചികിത്സയിൽ വീഴ്ച്ച: ഡോക്ടർക്ക് ശന്പളം പോയി കൽപ്പറ്റ: ചികിത്സ തേടി ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ ശന്പളത്തിൽ നിന്നു അ യുവാവ് വെടിയേറ്റു മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ കൽപ്പറ്റ: കന്പളക്കാട് വണ്ടിയാന്പറ്റയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. വണ്ടിയാ കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 158 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയ ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ ഗതാഗതകുരുക്ക് പതിവാകുന്നു. റോഡിന് മതിയായ വീതി ഇല്ലാത്തതുകാരണമാണ് ഗതാഗതകുരുക്ക് അ പന്തല്ലൂർ: എരുമാട് സഹകരണ ബാങ്കിൽ നിന്ന് സ്വർണ പണയത്തിനു വായ്പ എടുത്തവർക്ക് സർക്കാരിന്‍റെ കടാശ്വാസ പദ്ധതിയിൽ നിന്ന പെയിന്‍റേഴ്സ് വെൽഫെയർ അസോ. ജില്ലാ സമ്മേളനം നാളെ കൽപ്പറ്റ: ഓൾ കേരള പെയിന്‍റേഴ്സ് വെൽഫെയർ അസോസിയേഷൻ (എകെപിഡബ്ല്യുഎ) ജില്ലാ സമ്മേളനം നാളെ പനമരം സെന്‍റ് ജൂഡ്സ് പാരിഷ് ‘ലീവ് സറണ്ടർ അട്ടിമറിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി’ കൽപ്പറ്റ: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയ നടപടി വഞ്ചനാപരവും മാനന്തവാടി: പ്രളയവും കോവിഡും നാശം വിതച്ചിട്ടും ധിക്കാര സമീപനത്തോടെ ജപ്തി, ലേല നടപടിക്കൊരുങ്ങുന്ന കേരള ബാങ്കിന്‍റെ ന രാസവള ക്ഷാമം പരിഹരിക്കണം: കണിയാരം സ്വാശ്രയ കർഷക സമിതി മാനന്തവാടി: കോവിഡും പ്രളയവും കാരണം കഷ്ട്ടപ്പെടുന്ന കർഷകർക്ക് ഇടത്തിയായി മാറിയിരിക്കുകയാണ് രാസവള ക്ഷാമം. രാസവള വ നേത്ര പരിശോധന ക്യാന്പും തിമിരരോഗ നിർണയവും തോണിച്ചാൽ: തോണിച്ചാൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കെസിവൈഎം, മിഷൻ ലീഗ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്ര പ്രൊബേഷൻ പക്ഷാചരണ സമാപനവും മാധ്യമ ശിൽപശാലയും കൽപ്പറ്റ: പ്രൊബേഷൻ പക്ഷാചരണ സമാപനവും താലൂക്ക്തല മാധ്യമ ശിൽപശാലയും ഇന്ന് വയനാട് പ്രസ് ക്ലബിൽ നടക്കും. രാവിലെ 11 ന് ജനവാസ കേന്ദ്രത്തിൽ കടുവ: ഭയപ്പാടോടെ ജനം സുൽത്താൻ ബത്തേരി: ബത്തേരിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതോടെ ജനങ്ങൾ ഭയപ്പാടിലായി. കഐസ്ആർടിസി ഡിപ്പോ പരിസരത ‘മികവുത്സവം’ 11 ന് ആരംഭിക്കും; പരീക്ഷ എഴുതുന്നത് 19,772 പേർ കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ ആദിമുഖ്യത്തിൽ ജില്ലയിൽ നടത്തിയ സന്പൂർണ ആദിവാസി സാക്ഷരതാ പരീക്ഷ ’മികവുത്സവം’ ഊരുക കൽപ്പറ്റ: സാമൂഹ്യനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ജൂബ നെല്ലിയാളം ആരോഗ്യമാത കുരിശിടി പെരുന്നാൾ ഇന്നും നാളെയും സുൽത്താൻ ബത്തേരി: ഉപ്പട്ടി സെന്‍റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ ആഭിമുഖ്യത്തിൽ നെല്ലിയാളം ആരോഗ്യമാത കുരിശടി പ കൽപ്പറ്റ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, കോഴിക്കോട് കോന്പസിറ്റ് റീജണൽ സെന്‍റർ എന്നിവരുടെ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി ടി. സിദ്ദിഖ് എംഎൽഎ കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടേയും പുനരുദ്ധാരണവു കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളിയുടെ ശിൽപിയും വിജയാഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണ സാന്പത്തിക തിരിമറി: താൽകാലിക ജീവനക്കാരിയ പിരിച്ചുവിട്ടു മാനന്തവാടി: സാന്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക് “വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം’’ കൽപ്പറ്റ: നിർമിത ബുദ്ധിയുടെയും മത്സരാധിഷ്ടിത മാധ്യമ പ്രവർത്തനത്തിന്‍റെയും കാലത്ത് വാർത്തകൾ ശരിയായ രീതിയിൽ അവതരി കൽപ്പറ്റ: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്ത രക്ഷിതാക്കൾക്കു കന്പ്യൂട്ടർ പരിശീലനം നൽകി മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂൾ പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂളിന്‍റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കന്പ്യൂട ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയെ സംഘം മർദ്ദിച്ചതായി പരാതി. പാണ്ഡ്യാർ ഗോഡൗണ്‍ സ്വദേശിയായ സ്വകാര്യ സ സെന്‍റ് ജോസഫ് സ്കൂളിലെ നൈപുണ്യം പദ്ധതി ശ്രദ്ധേയം മേപ്പാടി: സെന്‍റ് ജോസഫ് യുപി സ്കൂളിൽ നടപ്പാക്കുന്ന നൈപുണ്യം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പുൽപ്പള്ളി: പാക്കം ഗവ. എൽപി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 85 ഓളം ലാപ്ടോപ്പുക കൽപ്പറ്റ: ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട ഡ്രൈവർക്ക് രക്ഷകരായി അഗ്നിശമനാ സേനാംഗങ്ങൾ കൽപ്പറ്റ: മറിഞ്ഞ ട്രാക്ടറിനടിയിൽപെട്ട ഡ്രൈവറെ അഗ്നിശമനാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാ പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട വെളുക്കൊല്ലി പ്രദേശത്തെ ജനങ്ങളുടെ റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വെളുക്കൊല്ലിയി ചീക്കല്ലൂരിലെ കൃഷി നാശം; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കണിയാന്പറ്റ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മനുവർണ്ണ നെൽ വിത്ത് ഉപയോഗിച്ച് 240 ഏക്കറിൽ കൃഷി ചെയ കൽപ്പറ്റ: ആദ്യം ഒരന്പരപ്പായിരുന്നു നിവേദിന്‍റെ മുഖത്ത്. അമ്മയും മാനന്തവാടി ഗവ. മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമായ ദി തൊഴിലുമായി കന്പനികൾ; ശ്രദ്ധേയമായി ‘നിയുക്തി’ തൊഴിൽ മേള കൽപ്പറ്റ: ജില്ലയിലെ യുവതി യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ഒരുക്കിയ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന സുൽത്താൻ ബത്തേരി-കോയന്പത്തൂർ ബസ് സർവീസ് ഇന്ന് മുതൽ ഗൂഡല്ലൂർ: ബത്തേരി-കോയന്പത്തൂർ ബസ് സർവീസ് ഇന്നുമുതൽ ആരംഭിക്കും. ബത്തേരി ഡിപ്പോയിൽ നിന്ന് കോയന്പത്തൂരിലേക്ക് സർവീ കൽപ്പറ്റ: ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി.ആർ. അനിലിന്‍റെ പ്രതിമാസ ഫോണ്‍ ഇൻ പ്രോഗ്രാം നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കൽപ്പറ്റ: നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അനുവദിച്ച പുതിയ ഹ്യുമാനിറ കൽപ്പറ്റ: പട്ടിക വർഗ വികസന വകുപ്പിന്‍റെ കീഴിൽ പൂക്കോട് പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള ക്ലീൻ സിറ്റി പദ്ധതി: തോണിച്ചാൽ ടൗണ്‍ ശുചീകരിച്ചു നല്ലൂർനാട്: നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ക്ലീൻ സിറ്റി പദ്ധതിയു അധ്യാപക സ്ഥലം മാറ്റത്തിലെ അപാകത പരിഹരിക്കണം: എകെഎസ്ടിയു കൽപ്പറ്റ: സർവീസിൽ ജൂണിയറായ അധ്യാപകർ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുന്പോൾ സീനിയർ ആയ അധ്യാപകർ ത്രോണ്‍ ഒൗട്ട് ആകുന്ന കൽപ്പറ്റ: കണിയാന്പറ്റ ചിത്രമൂലയിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡ വെള്ളമുണ്ട: ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയുടെയും എൽഎഫ്സി മാനന്തവാടിയുടെയും ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ ഫുട്ബോൾ അക് കൽപ്പറ്റ: ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദ്ദനനും സംഘവും പണയന്പം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ പ നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ ഉപവാസ സമരം നടത്തി സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ റെയിൽവേ അട്ടിമറിക്കുന്നതിനെതിരേയും ബഫർസോണിനെതിരേയും നാഷണൽ പ്രൊട്ടക്ഷൻ കൽപ്പറ്റ: കണിയാന്പറ്റ പഞ്ചായത്ത് പട്ടികവർഗ വനിതകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ അംഗീകൃ സുൽത്താൻ ബത്തേരി: വയനാട് എക്യുമെനിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് വിവിധ പരിപാടികളോടെ 19ന് ആഘോഷിക്കും. ന്യൂനപക്ഷ വകുപ്പും ആനുകൂല്യങ്ങളും: സെമിനാർ നടത്തി സുൽത്താൻ ബത്തേരി: വയനാട് എക്യുമെനിക്കൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വകുപ്പും ആനുകൂല്യങ്ങളും എന്ന വിഷയത്തി പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ കാട്ടുനായ്ക്കകോളനിയിലെ പത്ത് സെന്‍റ് സ്ഥലത്ത് എട്ട് വീടുകളിലായി കേരള ലാൻഡ് കമ്മീഷൻ ഏജന്‍റ്സ് അസോസിയേഷൻ കണ്‍വൻഷൻ നടവയൽ: കേരള ലാൻഡ് കമ്മീഷൻ ഏജന്‍റ്സ് അസോസിയേഷൻ (കഐൽസിഎഎ) കേണിച്ചിറ മേഖലകണ്‍വൻഷനും ഐഡി കാർഡ് വിതരണവും നടത്തി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള വൈത്തിരി പഞ്ചായത്തിലെ എട്ടാം വാർഡായ ലക്കിടി മാനന്തവാടി: ലോകമെന്പാടുമുള്ള ഭിന്നശേഷിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വർണക്കൂട്ട് തെരുവോര ചിത്രരചന ന മൃഗക്ഷേമ പ്രവർത്തനം; കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു കൽപ്പറ്റ: മൃഗ സംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിൽ മികച്ച മൃഗക്ഷേമ പ്രവർത്തനം നടത്തുന്ന വ്യക്തികൾ/ സംഘടനക ചികിത്സയിൽ വീഴ്ച്ച: ഡോക്ടർക്ക് ശന്പളം പോയി കൽപ്പറ്റ: ചികിത്സ തേടി ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ ശന്പളത്തിൽ നിന്നു അ യുവാവ് വെടിയേറ്റു മരിച്ച സംഭവം: രണ്ടുപേർ അറസ്റ്റിൽ കൽപ്പറ്റ: കന്പളക്കാട് വണ്ടിയാന്പറ്റയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. വണ്ടിയാ കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 158 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയ ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിൽ ഗതാഗതകുരുക്ക് പതിവാകുന്നു. റോഡിന് മതിയായ വീതി ഇല്ലാത്തതുകാരണമാണ് ഗതാഗതകുരുക്ക് അ പന്തല്ലൂർ: എരുമാട് സഹകരണ ബാങ്കിൽ നിന്ന് സ്വർണ പണയത്തിനു വായ്പ എടുത്തവർക്ക് സർക്കാരിന്‍റെ കടാശ്വാസ പദ്ധതിയിൽ നിന്ന പെയിന്‍റേഴ്സ് വെൽഫെയർ അസോ. ജില്ലാ സമ്മേളനം നാളെ കൽപ്പറ്റ: ഓൾ കേരള പെയിന്‍റേഴ്സ് വെൽഫെയർ അസോസിയേഷൻ (എകെപിഡബ്ല്യുഎ) ജില്ലാ സമ്മേളനം നാളെ പനമരം സെന്‍റ് ജൂഡ്സ് പാരിഷ് ‘ലീവ് സറണ്ടർ അട്ടിമറിക്കുന്നത് ജീവനക്കാരോടുള്ള വെല്ലുവിളി’ കൽപ്പറ്റ: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടി ഉത്തരവിറക്കിയ നടപടി വഞ്ചനാപരവും മാനന്തവാടി: പ്രളയവും കോവിഡും നാശം വിതച്ചിട്ടും ധിക്കാര സമീപനത്തോടെ ജപ്തി, ലേല നടപടിക്കൊരുങ്ങുന്ന കേരള ബാങ്കിന്‍റെ ന രാസവള ക്ഷാമം പരിഹരിക്കണം: കണിയാരം സ്വാശ്രയ കർഷക സമിതി മാനന്തവാടി: കോവിഡും പ്രളയവും കാരണം കഷ്ട്ടപ്പെടുന്ന കർഷകർക്ക് ഇടത്തിയായി മാറിയിരിക്കുകയാണ് രാസവള ക്ഷാമം. രാസവള വ നേത്ര പരിശോധന ക്യാന്പും തിമിരരോഗ നിർണയവും തോണിച്ചാൽ: തോണിച്ചാൽ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കെസിവൈഎം, മിഷൻ ലീഗ്, മാതൃസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നേത്ര പ്രൊബേഷൻ പക്ഷാചരണ സമാപനവും മാധ്യമ ശിൽപശാലയും കൽപ്പറ്റ: പ്രൊബേഷൻ പക്ഷാചരണ സമാപനവും താലൂക്ക്തല മാധ്യമ ശിൽപശാലയും ഇന്ന് വയനാട് പ്രസ് ക്ലബിൽ നടക്കും. രാവിലെ 11 ന് ജനവാസ കേന്ദ്രത്തിൽ കടുവ: ഭയപ്പാടോടെ ജനം സുൽത്താൻ ബത്തേരി: ബത്തേരിയിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതോടെ ജനങ്ങൾ ഭയപ്പാടിലായി. കഐസ്ആർടിസി ഡിപ്പോ പരിസരത ‘മികവുത്സവം’ 11 ന് ആരംഭിക്കും; പരീക്ഷ എഴുതുന്നത് 19,772 പേർ കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷൻ ആദിമുഖ്യത്തിൽ ജില്ലയിൽ നടത്തിയ സന്പൂർണ ആദിവാസി സാക്ഷരതാ പരീക്ഷ ’മികവുത്സവം’ ഊരുക കൽപ്പറ്റ: സാമൂഹ്യനീതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ ജൂബ നെല്ലിയാളം ആരോഗ്യമാത കുരിശിടി പെരുന്നാൾ ഇന്നും നാളെയും സുൽത്താൻ ബത്തേരി: ഉപ്പട്ടി സെന്‍റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ ആഭിമുഖ്യത്തിൽ നെല്ലിയാളം ആരോഗ്യമാത കുരിശടി പ കൽപ്പറ്റ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, കോഴിക്കോട് കോന്പസിറ്റ് റീജണൽ സെന്‍റർ എന്നിവരുടെ നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി ടി. സിദ്ദിഖ് എംഎൽഎ കൽപ്പറ്റ: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള റോഡുകളുടെയും കെട്ടിടങ്ങളുടേയും പുനരുദ്ധാരണവു കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളിയുടെ ശിൽപിയും വിജയാഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണ സാന്പത്തിക തിരിമറി: താൽകാലിക ജീവനക്കാരിയ പിരിച്ചുവിട്ടു മാനന്തവാടി: സാന്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ മാനന്തവാടി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫീസിലെ താൽക്കാലിക ജീവനക് “വാർത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണം’’ കൽപ്പറ്റ: നിർമിത ബുദ്ധിയുടെയും മത്സരാധിഷ്ടിത മാധ്യമ പ്രവർത്തനത്തിന്‍റെയും കാലത്ത് വാർത്തകൾ ശരിയായ രീതിയിൽ അവതരി കൽപ്പറ്റ: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. സത്യന്‍റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്ത രക്ഷിതാക്കൾക്കു കന്പ്യൂട്ടർ പരിശീലനം നൽകി മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂൾ പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്‍റ് തോമസ് എയുപി സ്കൂളിന്‍റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കന്പ്യൂട ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയെ സംഘം മർദ്ദിച്ചതായി പരാതി. പാണ്ഡ്യാർ ഗോഡൗണ്‍ സ്വദേശിയായ സ്വകാര്യ സ സെന്‍റ് ജോസഫ് സ്കൂളിലെ നൈപുണ്യം പദ്ധതി ശ്രദ്ധേയം മേപ്പാടി: സെന്‍റ് ജോസഫ് യുപി സ്കൂളിൽ നടപ്പാക്കുന്ന നൈപുണ്യം പദ്ധതി ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പുൽപ്പള്ളി: പാക്കം ഗവ. എൽപി സ്കൂളിൽ ഗോത്ര വിഭാഗം വിദ്യാർഥികൾക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 85 ഓളം ലാപ്ടോപ്പുക കൽപ്പറ്റ: ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന മറിഞ്ഞ ട്രാക്ടറിനടിയിൽപ്പെട്ട ഡ്രൈവർക്ക് രക്ഷകരായി അഗ്നിശമനാ സേനാംഗങ്ങൾ കൽപ്പറ്റ: മറിഞ്ഞ ട്രാക്ടറിനടിയിൽപെട്ട ഡ്രൈവറെ അഗ്നിശമനാ സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാ പുൽപ്പള്ളി: വനത്താൽ ചുറ്റപ്പെട്ട വെളുക്കൊല്ലി പ്രദേശത്തെ ജനങ്ങളുടെ റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വെളുക്കൊല്ലിയി ചീക്കല്ലൂരിലെ കൃഷി നാശം; വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് കണിയാന്പറ്റ: മണ്ണൂത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മനുവർണ്ണ നെൽ വിത്ത് ഉപയോഗിച്ച് 240 ഏക്കറിൽ കൃഷി ചെയ അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ അമേഠിയിൽ അഞ്ചുലക്ഷം എകെ 203 റൈഫിളുകൾ നിർമിക്കും ലൈഫ് അപേക്ഷകളിൽ കൃഷി ഉദ്യോഗസ്ഥരും പരിശോധന നടത്തണം ജമ്മു കാഷ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വോത്തര ചലച്ചിത്രകാരന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് സംതൃപ്തി തെളിയുക സ്വാഭാവികം. എന്നാല്‍ ചിരിച്ചുകൊണ്ടിറങ്ങുന്ന പ്രേക്ഷകരെ കണ്ടാല്‍ അതിലൊരു അതിശയമില്ലേ? അത്തരമൊരു അതിശയം സമ്മാനിക്കുന്ന ചിത്രമാണ് ‘ഒരു പെണ്ണും രണ്ടാണും’ . ഈ ചിത്രം കണ്ടിട്ട് അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് സത്യത്തില്‍ ജാള്യതയാണ്. കാരണം അടൂരിന്റെ സിനിമ കാണുന്ന പ്രേക്ഷകനുപോലും നിയതമായ ഒരു ആസ്വാദനനിലവാരം വേണമെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ പിന്നെ അതിനെക്കുറിച്ച് രണ്ടുവാക്ക് കുറിക്കേണ്ടി വരുന്നതിന്റെ ഔചിത്യക്കുറവ് എന്നെ ബാധിച്ചുപോവുന്നതില്‍ തെറ്റില്ലല്ലോ. എങ്കിലും ഔചിത്യക്കുറവും ജാള്യതയുമൊക്കെ മാറ്റിവച്ച് എനിക്കീ പോസ്റ്റ് പൂര്‍ത്തിയാക്കിയേ പറ്റൂ‍. കാരണം അത്രയേറേ ഞാനീ ചിത്രം ആസ്വദിച്ചിരിക്കുന്നു. ഈ സിനിമ കഴിയുന്നത്ര ജനത്തിന്റെ അടുത്തെത്തേണ്ടതിന്റെ ആവശ്യവും ഞാന്‍ മനസ്സിലാക്കുന്നു. എന്നെ വായിക്കുന്നതില്‍ ആരെങ്കിലും ഈ ചിത്രം കാണുന്നുവെങ്കില്‍ ഞാന്‍ സന്തോഷവാനായി. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ആവശ്യത്തിന് വിവാദം ഉണ്ടാക്കുകയും ചെയ്ത ഒരു ചിത്രമെന്ന നിലയ്ക്കാണ് ‘ഒരു പെണ്ണും രണ്ട് ആണും’ ഞാന്‍ കാണുവാന്‍ പോവുന്നത്. ശ്രീ. ടി.വി ചന്ദ്രന്‍ എന്ന സംവിധായാകന്‍ ‘സീരിയല്‍’ നിലവാരത്തിലുള്ള ഒരു സിനിമയാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്നുപറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം ഈ സിനിമ കാണാതെയാണ് അങ്ങനൊരു അഭിപ്രായം പറഞ്ഞതെന്നാണ് എന്റെ വിശ്വാ‍സം. കാരണം, ഈ സിനിമ കാണുന്ന ആര്‍ക്കും അത്തരത്തിലൊരു വാദം ഉണ്ടാവാനിടയില്ല. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം തകഴിയുടെ 4 കഥകളെ ആ‍സ്പദമാക്കി എടുത്തതാണ്. സാഹചര്യങ്ങളുടെ ഇടപെടല്‍ കൊണ്ട് കുറ്റവാളികളാവുന്നവരെക്കുറിച്ചാണ് ഈ നാല് കഥകളും പറയുന്നത്. ‘കള്ളന്റെ മകന്‍’ ‘നിയമവും നീതിയും’, ‘ഒരു കൂ‍ട്ടുകാരന്‍’ എന്നിവയാണ് ആദ്യ പകുതിയില്‍. ഇടവേളയ്ക്കുശേഷം ഒരു മണിക്കൂര്‍ ‘പങ്കിയമ്മ’ എന്ന കഥയെ ആസ്പദമാക്കിയാണ്. ഹൃദയസ്പര്‍ശിയായും ദുരൂഹതകള്‍ തെല്ലുമില്ലാതെയും ഈ കഥകള്‍ അടൂര്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ആതും ആര്‍ക്കും മനസ്സിലാവുന്നതും രസിക്കുന്നതുമായ ഭാഷയില്‍. പങ്കിയമ്മയുടെ കഥ പറയാന്‍ അടൂര്‍ സ്വീകരിച്ചിരിക്കുന്ന രീതി ഏറെ രസകരമാണ്. വൃദ്ധദമ്പതികളുടെ സംസാരത്തിലൂടെയാണ് കഥ വിരിയുന്നത്. പങ്കിയമ്മയെക്കുറിച്ച് എത്രയോവട്ടം അവര്‍ പരസ്പരം പറഞ്ഞിരിക്കുന്നുവെന്നും നാം മനസ്സിലാക്കുന്നു. പരദൂഷണപ്രിയരും മറ്റൊരുവന്റെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാന്‍ മടിക്കാത്തവരുമാണ് ദേശഭേദമെന്യെയുള്ള മാനവജനതയെന്ന് വിളിച്ചുപറയുന്ന കഥാകഥനശൈലി. കുറ്റം ചെയ്യുന്നപോലെ ഹീനമാണ് കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാനന്ദിക്കുന്നതെന്നും ഈ ചിത്രം ബോധ്യപ്പെടുത്തുന്നു. ഓരോ കഥയിലും കുറ്റകൃത്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും സിനിമയില്‍ ഒരിടത്തും പ്രേക്ഷകന് അറപ്പോ വെറുപ്പോ ഭീതിയോ ഉണര്‍ത്തുന്ന ഒരു രംഗവും ചേര്‍ത്തിട്ടില്ലാ എന്നതും അതിശയകരമാണ്. തിന്മയുടെ പ്രതീകമായി വ്യാഖ്യാനിക്കാവുന്ന കഥാപാത്രങ്ങളോടുപോലും പ്രേക്ഷകന് വെറുപ്പുതോന്നുന്നില്ല എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. തെറ്റുകളെ മനസ്സിലാക്കി ശരികളെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നൊരു സിനിമ. മനസ്സില്‍ നന്മയുള്ള ഒരു കലാകാരനുമാത്രമേ അത് സാധ്യമാവൂ. അടൂരിനത് സാധ്യമായിരിക്കുന്നു. എം.ആര്‍ ഗോപകുമാര്‍, നെടുമുടി വേണു, ജഗന്നാഥന്‍, ബാബു നമ്പുതിരി, സുകുമാരി, രവി വള്ളത്തോള്‍, മനോജ് കെ.ജയന്‍, പ്രവീണ എന്നിവര്‍ അവിസ്മരണീയമായ രീതിയിലുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഇന്ദ്രന്‍സ് എന്ന നടന്റെ പ്രകടനം പറയാതെ പോവുന്നത് ശരിയല്ല. അടൂരിനെപ്പോ‍ലൊരു സംവിധായകന്റെ ഇടപെടല്‍ തന്നെയാണ് ആ നടന്റെ പ്രകടനമികവിനുപിന്നിലെന്ന് നിസ്സംശയം പറയാം. സ്ത്രീ മനസ്സുകളുടെ നിഗൂഢതയെ മനോഹരമായി ആവിഷ്കരിക്കുന്നതിനൊപ്പം കഥ നടക്കുന്ന കാലഘട്ടം അതിന്റെ പശ്ചാത്തലം എന്നിവയിലൊക്കെ അതീവ ശ്രദ്ധ സംവിധായകന്‍ പുലര്‍ത്തിയതുവഴി മനോഹരമായ ഒരു സിനിമ തന്നെയാണ് മലയാളഭാഷയ്ക്ക്, സിനിമാ പ്രേമികള്‍ക്ക് അടൂര്‍ സമ്മാനിച്ചിരിക്കുന്നത്. ഇതുപോലൊരു ചിത്രം കാണുവാന്‍ ആരുടെയെങ്കിലും മനസ്സ് വിമുഖതകാട്ടുന്നുവെങ്കില്‍ അവര്‍ക്ക് മലയാള സിനിമയൂടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുവാന്‍ യാതൊരുവിധത്തിലും അവകാശമില്ല. സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം കാണണം. ‘ആരെയും രസിപ്പിക്കുന്നു ‘ എന്ന അര്‍ത്ഥത്തിലാണ് ശ്രീ ടി.വി ചന്ദ്രന്‍ ഈ സിനിമയെ സീരിയല്‍ നിലവാരത്തോട് ഉപമിപ്പിച്ചിരിക്കുന്നുവെങ്കില്‍ അത് തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി. അടുത്തകാലത്തായി വരുന്ന ചില നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും പരാമര്‍ശങ്ങളുമൊക്കെ ശ്രദ്ധിച്ചാല്‍, പലരും അടൂരിനെ വിമര്‍ശിക്കുക എന്നതൊരു പരിഷ്കാരമായി എടുത്തിരിക്കുന്നുവെന്ന് തോന്നാം. സംവിധായകര്‍ തമ്മില്‍ മത്സരിക്കേണ്ടത് തങ്ങളുടെ സിനിമകള്‍ കൊണ്ടാണ്. നാവിനവിടെ യാതൊരു വിലയുമില്ല. മുഷിച്ചിലും ഇഴച്ചിലുമാണ് അടൂരിന്റെ സിനിമയെന്ന തെറ്റായ ധാരണ മാറ്റിവച്ച് ഈ ചിത്രമൊന്ന് കണ്ടുനോക്കൂ. തീര്‍ച്ചയായും ‘ഒരു പെണ്ണും രണ്ടാണും ‘ ഏവരെയും രസിപ്പിക്കുക തന്നെ ചെയ്യും. (സിനിമയെക്കുറിച്ച് ആധികാരികമായ അറിവുകളുള്ള ഒരാളല്ല ഈ പോസ്റ്റ് കുറിച്ചിരിക്കുന്നത്. ശരാശരി ആസ്വാദന നിലവാരം മാത്രമുള്ള ഒരു വ്യക്തിയുടെ ആസ്വാദനക്കുറിപ്പുമാത്രം.) അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വോത്തര ചലച്ചിത്രകാരന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് സംതൃപ്തി തെളിയുക സ്വാഭാവികം. എന്നാല്‍ ചിരിച്ചുകൊണ്ടിറങ്ങുന്ന പ്രേക്ഷകരെ കണ്ടാല്‍ അതിലൊരു അതിശയമില്ലേ? അത്തരമൊരു അതിശയം സമ്മാനിക്കുന്ന ചിത്രമാണ് ‘ഒരു പെണ്ണും രണ്ടാണും’ . ഒരു കഥയെപ്പറ്റി മാത്രമെ പറഞ്ഞുള്ളുവല്ലോ പോങ്ങ്സ്.എന്തായാലും നാട്ടിൽ പോകുമ്പോൾ പറ്റിയാൽ കാണണം. ഇതിപ്പോ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ പോങ്ങു‌ ഏതായാലും ഒന്ന് കണ്ടു നോക്കാം അവാർഡ് സിനിമയുടേതെന്നുള്ള (അടൂരിനെപ്പോലെയുള്ളവർ തന്നെ സൃഷ്ടിച്ച) രീതിയും അതിൽ നിന്നു കൊണ്ടുള്ള ആസ്വാദനവും ഈ സിനിമയുടെ കാര്യത്തിൽ വ്യത്യാസപ്പെടുന്നു എന്നുള്ളതാവാം വിവാദങ്ങൾക്കും ഈ അഭിപ്രായങ്ങൾക്കും കാരണം.. അതേതായാലും കലക്കി,ഒന്ന് കണ്ടു കളയാം,വിധേയന് ശേഷം അടൂരാന്റെ പടങ്ങള്‍ ഒന്നും കണ്ടിട്ടില്ല. (ഓ പിന്നെ അതിനിവിടെ മലയാളം പടമോടുന്ന തീയറ്ററു നെരന്നു നില്‍ക്കുവല്ലേ!) ശരിക്കും കണ്‍ഫ്യൂഷന്‍ ആയല്ലോ? ഇപ്പോള്‍ ഹരിയുടെ ബ്ലോഗില്‍ കമന്റ്‌ ഇട്ടതേ ഉള്ളോ. ഇനി എന്തായാലും കാണാതെ പറ്റില്ല. വ്യത്യസ്ത അഭിപ്രായത്തിനു നന്ദി. കണ്‍ഫ്യൂഷനൊക്കെ തീര്‍ത്ത് പടം കാണാന്‍ ചെല്ലുന്പോളേക്കും സംഭവം ബൈ ബൈ പറഞ്ഞു കാണും തിയേറ്ററില്‍ നിന്ന് ഡിവിഡി “റിപ്പറന്മാർ“ ഇറങ്ങുന്നതും നോക്കി കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കും ഞാനിവനെ ഡാങ്ക്സ് മുസാഫിര്‍, ഡോക്ടര്‍, സമാന്തരന്‍, ജുനൈദ്, അരവിന്ദ്, കവിത, ചെലക്കാണ്ട് പോടാ, രാമചന്ദ്രന്‍ വെട്ടിക്കാട്, ഫൈസല്‍ കൊണ്ടോട്ടി എല്ലാവര്‍ക്കും നന്ദി. നല്ല വിശകലനം. താങ്കളുടെ അഭിപ്രായങ്ങളോടു യോജിക്കുന്നു. ഹരിയുടെ പോസ്റ്റില്‍ ചില എതിരഭിപ്രായങ്ങള്‍ എഴുതണമെന്നുദ്ദേശിച്ചതാണ്. പിന്നെ വേണ്ട എന്നു വച്ചു. കഥപറഞ്ഞ രീതി മാത്രമല്ല, സങ്കേതിക വശങ്ങളിലും നല്ല നിലവാരമുള്ള ചിത്രമാണിത്. അടൂരിന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്ത് പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ ചിത്രം ഇതിന്റെ രീതിയില്‍ വിശകലനം ചെയ്താല്‍, മോശമാണെന്ന അഭിപ്രായം എനിക്കില്ല. ഒന്നുകൂടി. ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ മാനസിക വ്യാപരങ്ങളാണ്, അടൂരിന്റെ ചിത്രങ്ങളുടെ കേന്ദ്ര ബിന്ദു. കൊടിയേറ്റത്തിലും, എലിപ്പത്തായത്തിലും, അനന്തരത്തിലും, വിധേയനിലും അത് ശക്തമായിരുന്നു. ഇതും ആ ശ്രേണിയിലാണ്. ടി.വി ചന്ദ്രൻ പറഞ്ഞതിനെ കാര്യമായി എടുക്കേണ്ട. ഒരു നല്ല റിവ്യൂ. കാണാം ശ്രമിക്കാം എന്നെ പറയാന്‍ പറ്റൂ. മാത്രവുമല്ല, അടൂരിന്റെ മിക്ക പടങ്ങളും ടി.വി(ദൂരദര്‍‌ശന്‍‌) യിലാണ് കണ്ടെത്ത്. നാലു പെണ്ണുങ്ങളും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു ടി.വി. ചന്ദ്രന്റെ മിക്ക പടങ്ങളും ആസ്വദിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് പറഞ്ഞു കൊള്ളട്ടെ, അദ്ദേഹവും ഒരു നല്ല സംവിധായകന്‍ തന്നെയാണ്. ഒരു പക്ഷെ ചരിത്രത്തെയും, സാമൂഹിക പ്രശ്നങ്ങളെയും മനുഷ്യമനസ്സുകളെയും ഇത്രയേറെ അപഗ്രഥിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോ എന്നു ആലോചിക്കേണ്ടിയിരിക്കുന്നു. കഥാവശേഷന്‍, ഡാനി, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, പാടം ഒന്നു ഒരു വിലാപം. എന്നിരുന്നാലും രണ്ടു പേരും മലയാള സിനിമയ്ക്കു വേണ്ടപെട്ടവര്‍ തന്നെ. ആ ഒരു അടിപിടി ഒഴിവാക്കാമായിരുന്നു. പിന്നെ അതിന്റെ ന്യായീകരണം ചന്ദ്രന്‍ മാതൃഭൂമിയില്‍ കൊടുത്തിരുന്നു. എത്ര അടിയുണ്ടായാലും നല്ല സിനിമകള്‍ ഇറക്കിയാല്‍ മതിയായിരുന്നു. അതാണല്ലോ ജനത്തിനാവശ്യം നാല്‍ പെണ്ണുങ്ങള്‍ എന്ന സിനിമ കണ്ട ഒരാള്‍ ക്കു ഈ സിനിമ കാണാനുള്ള മനക്കരുത്തു ഉന്ടാവില്ല തീര്‍ ച്ച.. ആ സിനിമകണ്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതു മുഴുവന്‍ മനസിലാവും അടൂരിന്റെ പടം മോശം എന്നു ഉറക്കെ പരയാന്‍ കുറെപ്പേരെങ്കിലും പരയാന്‍ തുടങ്ങിയത് ഓര്‍ ക്കുക. പണ്ടൊക്കെ അങ്ങിനെ പറയാന്‍ പാടില്ല എന്നായിരുന്നു വിധേയന്‍ ഗായത്രി സാരിണ്ടേ വര്‍ക്ക്‌ കണ്ടപ്പോള്‍ തന്നെ ഈ പടം കാണാന്‍ ആഗ്രഹം തോന്നി ഇപ്പോള്‍ മാഷിന്ടെ പോസ്റ്റും കൂടി വായ്ച്ചപ്പോള്‍ ഉടന്‍ തന്നെ കാണാന്‍ മോഹം ഞങ്ങള്‍ മറുനാടന്‍ മലയാളികള്‍ പടം ഉടനെ കാണാന്‍ വല്ല മാര്‍ഗ്ഗം ഉണ്ടോ മാഷെ ‘ഒരു പെണ്ണും രണ്ടാണും‘ എന്ന സിനിമയെക്കുറിച്ച് എന്റെ ആസ്വാദനനിലവാരത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. ഇത് കാണുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ കാണുക ന്യായമാണ്. അത് എന്റെ അഭിപ്രായത്തോട് യോജിക്കുന്നതാവണമെന്നുമില്ല. ‘നാല് പെണ്ണുങ്ങള്‍’ മോശമാണെങ്കില്‍ അടുത്ത ചിത്രം അതിലും മോശമായിരിക്കുമെന്ന മുന്‍‌വിധി വേണോ? “അടൂരിന്റെ പടം മോശം എന്നു ഉറക്കെ പറയാന്‍ കുറെപ്പേരെങ്കിലും പറയാന്‍ തുടങ്ങിയത് ഓര്‍ ക്കുക. പണ്ടൊക്കെ അങ്ങിനെ പറയാന്‍ പാടില്ല എന്നായിരുന്നു“ ആരാണ് അടൂരിന്റെ പടം മോശമെന്ന് പറയാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നിരുന്നത്? ഇപ്പോഴും ആ നിയമം നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനനുസരിച്ചല്ല ഞാന്‍ ഈ സിനിമ നന്നെന്ന് പറഞ്ഞതെന്നും ഓര്‍മ്മിപ്പിക്കുന്നു. പിന്നെ ഒരു സിനിമ മോശമാണെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് മോശമായി എന്ന് പറയാനുള്ള ബാധ്യതയും നമുക്കുണ്ട്. ‘നാലു പണ്ണുങ്ങള്‍’ അസഹനീയമായിരുന്നുവെങ്കില്‍ എങ്ങനെ ആ ചിത്രം നന്നാക്കാനാവുമായിരുന്നുവെന്ന് വിമര്‍ശകര്‍ പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ തുടര്‍ന്നുള്ള ചിത്രങ്ങളെങ്കിലും അദ്ദേഹത്തിന് മെച്ചപ്പെടുത്തുവാനാവാമായിരുന്നു. അവസരം ഒത്തുവന്നാല്‍ താങ്കള്‍ ഈ ചിത്രം കാണുമെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അടൂരിനെ നന്നാക്കാന്‍ നമ്മള്‍ക്കാവുന്നത് നമുക്ക് ചെയ്യാം. വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. പോങ്ങുമ്മൂടന്‍ ഒരു ‘ബുദ്ധിജ്ജീവി’ ആണെന്നായിരുന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി പാരമ്പര്യവാദിയും പിന്തിരിപ്പനും സ്വയം തലച്ചോറൂണ്ട് എന്നു കരുതുന്നവനും ഒക്കെയാണെന്ന്, കാരണം നിങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്, പ്രശംസിച്ച് എഴുതിയിരിക്കുന്നു ഇന്നത്തെ ഒരു രീതി വെച്ച് അടൂര്‍ പോലെയുള്ള പ്രതിഭാധനരെ കുറ്റം പറയുകയോ നാലു ചീത്തവിളിക്കുകയോ വേണം എന്നാലേ നമ്മള്‍ അടൂരിനേക്കാളും മുകളിലുള്ളവനാണ് എന്ന് തോന്നുക. ജോണി ആന്റണിയുടേയും, വിനയന്റെയും, റാഫീ മെക്കാട്ടുകേറി..സോറി മെക്കാര്‍ട്ടിന്റെയുമൊക്കെ സിനിമ കണ്ട് കോരിത്തരിക്കുന്നവരരും ഒപ്പെം അടൂരിന്റെ സിനിമ കാണാനും ആസ്വദിക്കാനും ക്ഷമയില്ലാത്തവരും അടൂരിനെ തെറി വിളിക്കുന്നതും ജോണി ആന്റണിക്കു കയ്യടിക്കുന്നതും തലക്കകത്തും ആള്‍ത്താമസമില്ലാത്തതുകൊണ്ടാണ്. ഒരു സ്വതന്ത്രാഭിപ്രായം വിളിച്ചു പറഞ്ഞ (ഒരു നിരൂപണമായല്ല, ആസ്വാദനമായാണ് ഇത് കാണുന്നത്) പോങ്ങുവിന് ഒരു ഷേക്ക് ഹാന്‍ഡ്. ഓഫിന്റോഫ് അടൂരിന്റെ പടങ്ങള്‍ കണ്ടിട്ട് തനിക്ക് മനസ്സിലായില്ലെങ്കില്‍ അത് തന്റെ ആസ്വാദനത്തിന്റെ ശീലങ്ങള്‍കൊണ്ടാണെന്നും ആ ചിത്രത്തിന്റെ തലത്തിലേക്കുയരാന്‍ തന്റെ ആസ്വാദന നിലവാരം വളര്‍ന്നിട്ടില്ലെന്നും തുറന്നു പറഞ്ഞാല്‍ തങ്ങള്‍ വിഡ്ഡികളായില്ലേ..അതു തുറന്നു സമ്മതിക്കാന്‍ ബ്ലോഗിലെ ബുജികള്‍ക്കാകുമോ? അപ്പോ എളുപ്പം അടൂരിനെ തെറി പറയുക തന്നെ, ഇത്രേള്ളു അടുത്തകാലത്തായി വരുന്ന ചില നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും പരാമര്‍ശങ്ങളുമൊക്കെ ശ്രദ്ധിച്ചാല്‍, പലരും അടൂരിനെ വിമര്‍ശിക്കുക എന്നതൊരു പരിഷ്കാരമായി എടുത്തിരിക്കുന്നുവെന്ന് തോന്നാം. തന്നെ തന്നെ ചിലരുടെ തൊഴില്‍ തന്നെ അതല്ലേ? അടൂരിന്റെ എലിപ്പത്തായവും കൊടിയേറ്റവും പോലുള്ള ചിത്രങ്ങളുമായി നോക്കുമ്പോൽ അടൂരിന്റെ സമീപ ചിത്രങ്ങൾ വളരെ നിലവാരം താഴെ പോകുന്നു എന്നു തോന്നുന്നിലെ പോങ്ങു മാഷെ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.. അടൂരിന്റെ നിലവാരമുള്ള സിനിമകളുടെ ഒരു ലിസ്റ്റും, നിലവാരം കുറഞ്ഞ(ഇല്ലാതായ) സിനിമകളുടെ ഒരു ലിസ്റ്റും ഒരു കമന്റായി ഇവിടെ പ്രസിദ്ധീകരിക്കാമോ? അറിയാന്‍ വേണ്ടിയിട്ടാണ് പ്ലീസ്. പ്രിയ സന്തോഷങ്ങള്‍, ഇതൊരു പ്രശ്നമാക്കി മാറ്റരുതേ സംവിധായകര്‍ തമ്മില്‍ മത്സരിക്കേണ്ടത് തങ്ങളുടെ സിനിമകള്‍ കൊണ്ടാണ്. നാവിനവിടെ യാതൊരു വിലയുമില്ല. അതിനൊരു ക്ലാപ്പ്. നാലു പെണ്ണുങ്ങൾ കണ്ടതാണ്, ഇഷ്ടപ്പെട്ടതുമാണ്. ഒരു പെണ്ണും രണ്ടാണും കാണാൻ ശ്രമിക്കുന്നുണ്ട് കുറച്ചുനാള്‍ യൂട്യൂബില്‍ എലിപ്പത്തയം ഉണ്ടായിരുന്നു. കണ്ടു ഇഷ്ടപ്പെട്ടു. ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തു. വിധേയന്‍ ടീവിയിലാണ്‌ കണ്ടത്. വളരെ നാളുകള്‍ക്കു മുന്പ്. പ്രത്യേകിച്ച് ഒരു താത്പര്യവും ഉണ്ടായില്ല. നാലുപെണ്ണുങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കുഴപ്പമില്ല. വരെ വന്ന അടൂര്‍ ചിത്രങ്ങള്‍ ഓരൊന്നും വിത്യസ്ഥമായ കാഴചപ്പാടാണ്.. ഒറ്റ കാഴ്ചയില്‍ ഹോ ഇത്രെ ഉള്ളൊ എന്നു തോന്നുമെങ്കിലും ആ സിനിമ മനസ്സില്‍ നിന്നു പോവില്ല. അടൂര്‍ ചിത്രങ്ങള്‍ കാണാതെ പോവുന്നത് നഷ്ടം തന്നെയാണ്.തീയറ്ററില്‍ കാണാനാവില്ല കിരണ്‍സേ ഞാനും അതു തന്നാ നോക്കിയിരിക്കുന്നേ. കലാമൂല്യം ഉണ്ടാകണമെങ്കില്‍ പഴയ കാലത്തിന്റെ കഥ തന്നെ പറയണമെന്ന് നിര്‍ബന്ധമുണ്ടോ ആവോ? പാളത്തൊപ്പി ധരിച്ച പോലീസ്കാര്‍ ,മുണ്ടൂം ബ്ലൗസും ധരിച്ച സ്ത്രീകള്‍ വേറെ ചിലരുണ്ട് തെയ്യം,ഭാരതപ്പുഴ,കഥകളി നടന്റെ ആത്മനൊമ്പരം,വള്ളുവനാടന്‍ ഭാഷ ഇതൊക്കെയായാണ് സ്ഥിരം ഐറ്റംസ്. ഇതൊക്കെയായാല്‍ പടം ലോകോത്തരം! ഇന്നത്തെ കാലഘട്ടത്തിന്റെ കഥ പറയാന്‍ ടി.വി.ചന്ദ്രന്‍ മാത്രമുണ്ട്! പെണ്ണുങ്ങൾ സീരീസിൽപ്പെട്ട ഏറ്റവും ഒടുവിലത്തെ അടൂർ ചിത്രത്തെക്കുറിച്ചുള്ള ടി.വി.ചന്ദ്രന്റെ അഭിപ്രായ പ്രകടനം കേവലം സാങ്കേതികതയിൽ ഊന്നിയുള്ള വിഢ്ഢിത്തം വിളമ്പൽ മാത്രമായിരുന്നു. ഒരുപക്ഷെ പെണ്ണുങ്ങളേക്കുറിച്ച്‌ സിനിമയെടുക്കാൻ മലയാളത്തിൽ പേറ്റന്റ്‌ എടുത്തിരുന്ന ചന്ദ്രൻ തന്റെ തട്ടകത്തിലേക്ക്‌ മറ്റൊരാൾ അതിക്രമിച്ചുകടന്നതിന്റെ ദേഷ്യത്തിൽ പുലമ്പിയ വിഢ്ഢിത്തങ്ങൾ മാത്രം. അതെന്തുമാവട്ടെ. അടൂർ ചിത്രത്തെക്കുറിച്ചു പറയാം. നാളിതുവരെയുള്ള അടൂർ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹിത്തിന്റെ അവസാന രണ്ടു ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും ദുർബലങ്ങളായ ചിത്രങ്ങളാണെന്ന് പറയാതെ വയ്യ. സിനിമയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ വായിച്ചാൽ ഒന്നു വ്യക്തമാവും, സിനിമയെ താങ്കൾ കേവലമൊരു വിനോദോപാധി മാത്രമായി കാണുന്നു. രസകരമായി, ആർക്കും മനസ്സിലാവുന്ന രീതിയിൽ, ദുരൂഹതകൾ തെല്ലുമില്ലാതെ കഥ പറഞ്ഞാൽ ഒരു ചിത്രം മികച്ചതാവുമോ? ഏതൊരു കലാരൂപത്തെയും പോലെ, സാഹിത്യത്തെ പോലെ, കവിതകളേപ്പോലെ ഗഹനങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാണ്‌ സിനിമയും. അടൂരിന്റേതന്നെ മുൻകാലചിത്രങ്ങൾ കണ്ടാൽ മനസ്സിലാ‍ൂന്ന ഒരു കാര്യമാണിത്‌. അവ മനസ്സിരുത്തികാണുന്ന ആരും തന്നെ അവ ഇഴഞ്ഞു നീങ്ങുന്നവയും മുഷിപ്പുളവാക്കുന്നവയുമാണെന്ന് പറയുമെന്നും തോന്നുന്നില്ല. ജീവിതത്തിന്റെ നിഗൂഢതകൾ അന്വേഷിക്കുന്ന ഈ ചിത്രങ്ങൾ എല്ലായിപ്പോഴും രസകരവും അലസമായിരുന്ന് കാണുവാൻ സാധിക്കുന്നവയുമാവാറില്ലെന്നു മാത്രം. ആഴം തീരെ ഇല്ലാത്ത ഫ്ലാറ്റായ കഥകളുടെ എന്റർറ്റൈനിങ്ങായ അവതരണം മത്രമായി ഈ രണ്ട്‌ അടൂർ ചിത്രങ്ങളും ചുരുങ്ങുന്ന എന്നതുതന്നെയാണ്‌ ഈ ചിത്രങ്ങളുടെ കുഴപ്പം. സിനിമ കാണുമ്പോളത്തെ ചെറിയ സുഖങ്ങൾക്കപ്പുറം ഈ സിനിമകൾ നമുക്കൊന്നും നൽകുന്നില്ല. അടൂരിനെ വഷളാക്കാന്‍ നിരൂപണങ്ങള്‍ ഒരുപാടുസഹായിച്ചു.ലോകോത്തരനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍,സിനിമ കണ്ടുശീലമില്ലാത്തവര്‍ക്കിടയില്‍ ചിലവാകും .ക്രാഫ്റ്റിന്റെ കാര്യത്തില്‍ അനന്തരം കഴിഞ്ഞതോടെ പൂജ്യം . പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു പ്രണയത്തെക്കുറിച്ച്. ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു. എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം. ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്. പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവ പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് ബ്ലോഗറാവുന്നത്. ഇടക്കാലത്ത് ഒന്നും എഴുതാതായി. എങ്കിലും ഇവിടം വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു മടങ്ങിവരവുമല്ല. ഉറക്കത്തിൽ നിന്നും ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്. അത്രയേ ഉള്ളൂ. അത്രമാത്രം സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! സംഗീതം കൊണ്ടും ചടുലമായ ചുവടുകൾ കൊണ്ടും രാജ്യമൊട്ടാകെ തരംഗമായി മാറി കാഴ്ചക്കാരെ ഹരം കൊള്ളിച്ച ‘പരം സുന്ദരി’ക്ക് മറ്റൊരു നേട്ടം കൂടി.ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത് പത്ത് കോടിയിലേറെ പ്രേക്ഷകരെയാണ്.എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ഗായിക ശ്രേയ ഘോഷാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ഗാനത്തിന്റെ മനോഹര വരികൾ ഒരുക്കിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയുടേതാണ്. ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണ് ‘പരം സുന്ദരി’.വീഡിയോ യൂട്യൂബിൽ റിലീസായത് മുതൽ ട്രെൻഡിങ്ങിൽ നിന്നും മാറാതെ തരംഗം തീർത്ത പാട്ടിനൊപ്പം പ്രമുഖരുൾപ്പെടയുള്ളവർ ചുവടുവച്ചതിന്റെ വിഡിയോയും ശ്രദ്ധേയമായിരുന്നു.സിനിമ താരങ്ങളുടെ ‘പരം സുന്ദരി ഡാൻസ് ചലഞ്ച്’ സമൂഹമാധ്യമലോകം ചർച്ചയാക്കുകയും ചെയ്തു. പാട്ടിൽ അതിസുന്ദരിയായി തിളങ്ങിയ കൃതി ആരാധകപ്രശംസ നേടിയിരുന്നു. ‘മിമി’ക്കു വേണ്ടി കൃതി സനോൺ 15 കിലോ ഭാരം കുറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ബോളിവുഡിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ട്രാക്കുകളിൽ ഒന്നാണ് ‘പരം സുന്ദരി’.വീഡിയോ യൂട്യൂബിൽ റിലീസായത് മുതൽ ട്രെൻഡിങ്ങിൽ നിന്നും മാറാതെ തരംഗം തീർത്ത പാട്ടിനൊപ്പം പ്രമുഖരുൾപ്പെടയുള്ളവർ ചുവടുവച്ചതിന്റെ വിഡിയോയും ശ്രദ്ധേയമായിരുന്നു.സിനിമ താരങ്ങളുടെ ‘പരം സുന്ദരി ഡാൻസ് ചലഞ്ച്’ സമൂഹമാധ്യമലോകം ചർച്ചയാക്കുകയും ചെയ്തു. പാട്ടിൽ അതിസുന്ദരിയായി തിളങ്ങിയ കൃതി ആരാധകപ്രശംസ നേടിയിരുന്നു. ‘മിമി’ക്കു വേണ്ടി കൃതി സനോൺ 15 കിലോ ഭാരം കുറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ലോക്ക്ഡൗൺ കാലഘട്ടത്തിലെ പൊതുജന സഹകരണത്തിന് നന്ദി; ശ്രദ്ധനേടി ‘അടയാളങ്ങൾ’ കോവിഡ് പ്രതിസന്ധി കാലത്ത് വ്യത്യസ്തമായ ഹ്രസ്വചിത്രവുമായി എത്തിയിരിക്കയുകയാണ് തൃശ്ശൂർ സിറ്റി പൊലീസ്.”അടയാളങ്ങൾ” എന്ന് പേരുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനും കൂടിയായ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ CPO അരുൺ കുന്നമ്പത്താണ്.6 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ ആക്രമിക്കപ്പെട്ടതക്കം നിരവധി കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. ചിത്രം ഭാഷയ്ക്ക് അതീതമായി, സ്പർശ്യമായ രീതിയിലാണ് കടന്നുപോകുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ അവസാനം.ചിത്രത്തിൽ ലോക്ഡൗൺ കാലഘട്ടത്തിലെ പൊതുജന സഹകരണത്തിനു തൃശ്ശൂർ സിറ്റി പോലീസ് നന്ദിയും പറയുന്നുണ്ട്. പോലീസുകാരായ […] ‘എങ്ങനെ ശരിയായ രീതിയില്‍ മാസ്ക് ഉപയോഗിക്കാം’;മാളവിക പോസ്റ്റ് ചെയ്ത വീഡിയോ വൈറൽ കറുത്ത സാരിയിൽ അതീവ സുന്ദരിയായി റിമി ടോമി;വീഡിയോ ഏറ്റെടുത്ത് ആരാധകർ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നീലേശ്വരം എടത്തോട് റോഡിലെയും ചോയ്യംകോട് മുക്കട റോഡിലെയും തീരാപ്പണിയില്‍ ദുരിതം തീരാതെ വഴിയാത്രക്കാരും വാഹനയാത്രക്കാരും. ആകെ വലഞ്ഞതാകട്ടെ സമീപവാസികളും കച്ചവടക്കാരും. പണിനടക്കുന്ന ഭാഗത്തെ റോഡ് പൊടിനിറഞ്ഞ് മഞ്ഞുമൂടിയ പോലെയാണ്. പരസ്പരം കാണാനാകാത്ത സ്ഥിതിയാണെന്ന് ഇരുചക്ര വാഹനയാത്രക്കാര്‍ പറയുന്നു. ഇതുമൂലം റോഡിലെ കുഴികള്‍ കാണാനാകാതെ വാഹനം വീണ് അപകടമുണ്ടാക്കുന്നതും പരിക്കേല്‍ക്കുന്നതും പതിവാണെന്നും ഇവര്‍ പറയുന്നു. റോഡ് അരികിലെയും സമീപത്തെയും താമസക്കാരുടെയും കച്ചവടക്കാരുടെയും സ്ഥിതിയാണ് ഇതിലും ദുരിതം. പൊടി തടയാന്‍ മാസ്‌ക് ധരിച്ചാണ് ഇവര്‍ ദിവസം തള്ളി നീക്കുന്നത്. മാസ്‌ക് ധരിപ്പിക്കാനാകാത്ത പിഞ്ചുകുഞ്ഞുങ്ങളാകട്ടെ പൊടിയടിച്ച് ചുമയും ജലദോഷവും കൊണ്ടു വലയുകയാണ്. ഇരുറോഡിലെയും കുഴികളില്‍ വീണു ലീഫ് പൊട്ടുന്നതും സ്‌പെയര്‍ പാര്‍ട്‌സുകള്‍ തകരാറിലാവുന്നതും കാരണം ഇതുവഴി മലയോരത്തേക്കുള്ള സര്‍വീസുകള്‍ മുഴുവന്‍ നിര്‍ത്തിവെക്കാനുള്ള ആലോചനയിലാണ് കെഎസ്ആര്‍ടിസി. കാഞ്ഞങ്ങാട്:പാലക്കുന്ന് ഭരണി ഉത്സവത്തിന് പോകുന്നതിനിടയില്‍ ബൈക്ക് ഓട്ടോയിലിടിച്ച് ഫുട്‌ബോള്‍ താരം മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. ചുള്ളിക്കര കൊട്ടോടിയിലെ കൃഷ്ണന്‍ -രജനി ദമ്പതികളുടെ മകന്‍ രജീഷ് (18) ആണ് മരണപ്പെട്ടത്. ഗുരുതരായി പരിക്കേറ്റ കുടുംബൂരിലെ ജിഷ്ണു (21 ശ്രീദയാല്‍ (21) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ബേക്കല്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകടശേഷം നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പാലക്കുന്നിനടുത്തുള്ള ഒരു വീട്ടുപറമ്പില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. ബേക്കല്‍ എസ്.ഐ അജിത്ത്കുമാറും സംഘവും റിക്ഷ പിടിച്ചെടുത്തു. ഇതിന് നമ്പര്‍ പ്ലേറ്റില്ല. സഹോദരങ്ങള്‍: രമ്യ, രമേശന്‍. അഭിനേതാക്കള്‍ ജയറാം ,സുരേഷ് ഗോപി ,ഇന്നസന്റ്,ജഗതി ശ്രീകുമാര്‍,ശോഭന,ശ്രീവിദ്യ,കെ പി എ സി ലളിത,പി സി ജോർജ്,ശ്രീനാഥ്,ഇന്ദ്രൻസ്,ക്യാപ്റ്റന്‍ രാജു,ഫിലോമിന,തിക്കുറിശ്ശി സുകുമാരൻ നായർ ,ശ്യാമ ,ടി പി മാധവൻ,കെ പി എ സി സണ്ണി,പൂജപ്പുര രാധാകൃഷ്ണൻ ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ആന്റണി നല്‍കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27-ന് തള്ളിയിരുന്നു. 2010-ല്‍ നല്‍കിയ ദയാഹര്‍ജി അഞ്ചുകൊല്ലത്തിന് ശേഷമാണ് തള്ളിയത്. 2001 ജനവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂട്ടക്കൊലക്കേസില്‍ കൊല ചെയ്യപ്പെട്ടത് ഒരു കുടുംബത്തിലെ ആറ് പേരാണ്. സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47 ഭാര്യ ബേബി (42 മക്കളായ ജെയ്മോന്‍ (14 ദിവ്യ (12 അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74 സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി (48) മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസം രാത്രി ഒന്‍പത് മണിയോടെ ആന്റണി, അഗസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ അഗസ്റ്റ്യനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള തിേയറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയി. ഇവര്‍ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. ഇല്ലെന്നറിയിച്ചപ്പോള്‍ തര്‍ക്കമായി. ഇതിനിടയില്‍ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊലപ്പെടുത്തി. തടയാന്‍ ചെന്ന മാതാവിനെയും കൊലപ്പെടുത്തി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ അഗസ്റ്റ്യനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ ഇവരെയും ഓരോരുത്തരെയായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി ഫിബ്രവരി 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടര്‍ന്ന് ബേബിയുടെ പിതാവായ മുളവരിക്കല്‍ ജോസും സഹോദരന്‍ രാജനും ചേര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. അന്വേഷണത്തെ തുടര്‍ന്ന് 2005 ജനവരിയില്‍ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി. ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ലോഡ്ജ് പൂട്ടി; ഉടമയായ സ്ത്രീ ഒളിവില്‍ കാക്കനാട്: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കൊലക്കളമായി മാഞ്ഞൂരാന്‍ വീട്, വെട്ടിനുറുക്കിയത് ആറുപേരെ; ആലുവ കൂട്ടക്കൊലയ്ക്ക് ഇരുപതാണ്ട് ആലുവ കൂട്ടക്കൊല: ശിക്ഷ വിധിക്കുമ്പോള്‍ പ്രതിയുടെ ചുറ്റുപാട് പരിഗണിക്കണമെന്ന് സുപ്രീംകോടതി ആറുപേര്‍ ചോരയില്‍കുളിച്ചു കിടന്ന മാഞ്ഞൂരാന്‍ വീട് ഇന്നില്ല; രാത്രികാലങ്ങളില്‍ പലരും ഭയന്നു ആലുവ കൂട്ടക്കൊല: ആന്റണി ഇറങ്ങിവരുന്നത് കഴുമരത്തില്‍നിന്ന് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ലോഡ്ജ് പൂട്ടി; ഉടമയായ സ്ത്രീ ഒളിവില്‍ വിവാഹിതനായ കാര്യം മറച്ചുവെച്ചു; മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു ഫേസ്ബുക്ക് വഴി പരിചയപ്പെടും, സമ്മാനവാഗ്ദാനം നല്‍കി തട്ടിപ്പ്; നൈജീരിയക്കാരനും യുവതിയും അറസ്റ്റില്‍ തലേന്ന്‌ സത്കാരത്തില്‍ സജീവം; വരനായ പോലീസുകാരന്‍ വിവാഹദിനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ തിരുവനന്തപുരം ലഹരിപ്പാർട്ടി; മാരക മയക്കുമരുന്നുകള്‍ പിടികൂടി, ഇരുപത് പേർ കസ്റ്റഡിയില്‍ സ്വന്തം മകളെ കെട്ടിയവനും ദൈവമോ ഇതാണോ നിങ്ങ കൊട്ടി ആഘോശിക്കുന്ന കുല മഹിമ ക്രാ തൂഫ് ⛔ ഒരു അച്ഛൻ തന്റെ മകളെ കാമപൂർത്തിക്കായ് സമീപിച്ചു ആ മകൾ ഓടി ഒരു പ്രമുഖന്റെ വീട്ടിൽ ചെന്നു വിവരം അറിഞ്ഞ പ്രമുഖൻ എന്നാൽ അച്ഛൻ മകളെ കല്യാണം കഴിക്കട്ടെ അപ്പോൾ തെറ്റല്ല എന്ന് പറയുന്നു ആ മധ്യസ്ഥയുടെ അടിസ്ഥാനത്തിൽ ആ അച്ഛൻ സ്വന്തം മകളെ വിവാഹം കഴിച്ചു ഗർഭിണിയാക്കി സ്വന്തം മകളിൽ ഒരു കുഞ്ഞിനു ജന്മം നൽകി എന്ന് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്തായിരിക്കും നിങ്ങളുടെ അഭിപ്രായങ്ങൾ എന്നാൽ അതൊരു ദൈവം ആണെങ്കിലോ 🤔 🔂 മകളെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ ആദ്യ കഥാനായകൻ ത്രിമൂർത്തികളിൽ ഒന്നാമനായ ബ്രഹ്മാവാണ്. ബ്രഹാവിന്റെ മകളാണ് സരസ്വതി. വളർന്നപ്പോൾ ഭാര്യയുമാക്കി. എന്താണ് ഇതിനു പിന്നിലെ രഹസ്യം സ്വന്തം മകളോട് കാമം തോന്നിയ ബ്രഹ്മാവ് മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു. ജീവനും കൊണ്ട് ഓടിയ സരസ്വതി എത്തുന്നത് കൈലാസത്തിലാണ്. അവിടെ മഹാദേവന്റെ കാൽക്കൽ വീണതും അദ്ദേഹം മധ്യസ്ഥത വഹിച്ചു; ഒരു തീരുമാനത്തിലെത്തി. മകളെ പിതാവ് കാമത്തോടെ കാണുന്നതിൽ തെറ്റില്ല. അതിനാൽ നിങ്ങൾ വിവാഹിതരാകുന്നതാണ് പരിഹാരം അങ്ങനെ അവർ അന്നു മുതൽ ഭാര്യാഭർത്താക്കൻമാരായി ജീവിച്ചു തുടങ്ങിയത്രേ! ഇതേകാര്യം പെരിയാർ രാമസ്വാമിയും പറയുന്നുണ്ട് എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ലഎന്ന ബുക്കിൽ അദ്ദേഹവും ഇതു രേഖപ്പെടുത്തുന്നു. 🔹ഭാഗവതം മൂന്നാം സ്കന്ധം സൃഷ്ടിപ്രകരണം അല്ലയോ വിദുരരേ! സ്വയംഭൂവും സൃഷ്ടികര്‍ത്താവുമായ ബ്രഹ്മാവ് കാമയുക്തനായി. മനോഹരിയും അകാമയുമായ മകള്‍ സരസ്വതിയെ പ്രാപിക്കുവാന്‍ ഇച്ഛിച്ചു. അധര്‍മത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ബുദ്ധിയോടുകൂടിയ പിതാവിനെ കണ്ട ബ്രഹ്മസുതനായ മരീചി മതുലായ മുനിമാര്‍ അധര്‍മത്തില്‍നിന്ന് ബ്രഹ്മാവിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പറഞ്ഞു 'ജഗദ്ഗുരോ! പണ്ട് ഇങ്ങനെയാരും ചെയ്തിട്ടില്ല. ഇന്നു ചെയ്യുന്നില്ല. നാളെ ചെയ്യുകയുമില്ല. സ്വന്തം അംഗജകാമത്തെ സഹിക്കാനാകാതെ സ്വന്തം പുത്രിയെ പ്രാപിയ്ക്കുകയോ? ജഗദ്ഗുരോ! തേജസ്വികളായ ദേവന്മാര്‍ക്ക് ഈ പ്രവൃത്തി കീര്‍ത്തികരമല്ല. ദേവന്മാരെ പിന്തുടരുന്നവരാണല്ലോ ലോകര്‍. ദേവന്മാര്‍ തന്നെ അനുചിതകാര്യം ചെയ്താല്‍ ധര്‍മം ഇല്ലാതാകും. സ്വന്തം ദീപ്തിയാല്‍ ഗത്തിനെ പ്രകടമാക്കിയ ബ്രഹ്മഭഗവാനു വന്ദനം. ആ ബ്രഹ്മഭഗവാന്‍ ധര്‍മപാലനം ചെയ്യുമാറാകട്ടെ. ഇപ്രകാരം സ്തുതിച്ച് തന്റെ മുമ്പാകെ നിന്ന മരീചി തുടങ്ങിയ പ്രജാപതികളെകണ്ട് ലജ്ജിതനായി ബ്രഹ്മാവ് സ്വപുത്രിയെ പരിത്യജിച്ചു 🔹കുറച്ചുകൂടെ വിശദമായി പറയുന്നത് പരാണിക് എൻസൈക്ലോപീഡിയയാണ്. അത് ഇപ്രകാരമാണ് [പുരാണിക് എന്‍സൈക്ലോപീഡിയ വെട്ടം മാണി പുറം 1231] ബ്രഹ്മാവ് പുത്രിയെകണ്ട് അനുരാഗപരവശനായി. ഈ വിവരം ഗ്രഹിച്ച പുത്രി അഛന്റെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞിരിക്കുന്നതിന് വലതുവശത്തേക്ക് ഒഴിഞ്ഞൂമാറി.തല്‍ക്ഷണം ബ്രഹ്മാവിന് വലതുവശത്ത് മുഖം മുളച്ചു.തുടര്‍ന്ന് രണ്ടു വശങ്ങളിലേക്കും തെന്നിമാറിയെങ്കിലും ബ്രഹ്മാവിന് രണ്ടു വശങ്ങളിലും മുഖം മുളച്ചു.ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സരസ്വതി മുകളിലേക്ക് ചാടി.അപ്പോള്‍ ബ്രഹ്മാവിന് അഞ്ചാമതൊരു മുഖം മുകളിലോട്ടായി വിരിഞ്ഞു.അവസാനം അഛന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നിവൃത്തിയില്ലാതെ വന്നപ്പോൾ മകള്‍ അച്ഛനു വഴങ്ങി.തുടര്‍ന്ന് അവർ നൂറുവര്‍ഷം മധുവിധു ആഘോഷിച്ചു .അതില്‍ ജനിച്ച പുത്രനാണ് വിരാട്. അക്കാലത്തെ ജനങ്ങൾക്ക് പോലും മ്ലേച്ഛമായി തോന്നിയത് പരമശിവനും ബ്രഹ്മാവിനും മ്ലേച്ഛമായി തോന്നിയില്ല. ഇപ്പോൾ എല്ലാവർക്കും രഹസ്യം പിടികിട്ടികാണുമല്ലൊ! മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതാണ് നമ്മുടെ സംസ്കാരമെന്നത് ആരും പ്രത്യേകം പറയേണ്ടതില്ലല്ലൊ ഇതൊരു നമ്മുടെ അയൽവാസി ആയി നിങ്ങൾ ചിന്തിച്ചു നോക്കൂ അപ്പുറത്തെ രാജനോ, ജോസഫോ, ഹംസയോ ആണെന്ന് ചിന്തിച്ചു നോക്കൂ എന്തായിരിക്കും നിങ്ങൾ അവരെ കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ പറയാൻ തെറികൾ ബാക്കി ഉണ്ടാവില്ല അല്ലേ എന്നാൽ മറിച്ച് ദൈവങ്ങൾ ആണെങ്കിൽ നിങ്ങൾ ആരാധിക്കും അതാണ് വിശ്വാസികൾ ചിന്തിച്ചു നോക്കൂ മതങ്ങളിൽ എന്താണ് ഉള്ളതെന്ന് എന്നിട്ട് ഈ ലോകത്തെ നോക്കൂ സമൂഹത്തെ നോക്കൂ ഇതുപോലെ മറ്റൊരു അപ്പന്‍ പെണ്‍മക്കള്‍ പ്രണയം ആണ് ബൈബിളിലെ ലോത്തിന്റ്റെ കഥ -നാരദന്‍ നമ്മുടെ തലച്ചോറിൽ ഇപ്പോഴും വേട്ടക്കാരൻ ആവാൻ കൊതിക്കുന്ന ഒരു പ്രാചീന മനുഷ്യൻ ഒളിഞ്ഞിരുപ്പുണ്ട്. കുറഞ്ഞത് ഒരു 200 വർഷം മാത്രമേ ആയിട്ടുള്ളു നമ്മൾ കൃത്യമായും ഭക്ഷണം ലഭിക്കുന്ന ജീവികൾ ആയി തീർന്നിട്ട്. മനുഷ്യർ കൃഷി കണ്ടുപിടിച്ചിട്ട് ഏതാണ്ട് 10,000 വർഷവും. ഇത്‌ മനുഷ്യ വംശത്തിന്റെ (homo species) വളരെ ചെറിയ ഒരു കാലഘട്ടം മാത്രം ആണ്. എന്നാൽ അവൻ അവന്റെ ബഹുഭൂരിഭക്ഷം വർഷവും കാട്ടിൽ മറ്റ് ജീവകളെ പോലെ തന്നെ വേട്ടയാടി ജീവിച്ചവർ ആണ്, അതുകൊണ്ട് തന്നെ കൃഷിയുടെ കണ്ടുപിടുത്തതിന് മുമ്പുള്ള ഈ വലിയ കാലഘട്ടത്തിന്റെ സ്വാധീനം ഇന്നും മനുഷ്യ മസ്‌തിഷ്‌കം കൈവിട്ടിട്ടില്ല. നമ്മുടെ ഭക്ഷണ രീതികൾ,സംഘർഷം, ലൈംഗീകത തുടങ്ങിയവ ഒക്കെ പരുവപെട്ടത് ഈ കാലയളവിൽ നിന്നും ആണ്(അവർ ഈ ആധുനിക യുഗത്തിലും നമ്മോട് സമ്പര്‍ക്കം പുലര്‍ത്തുന്നു മറ്റേത് കാലഘട്ടതെ അപേക്ഷിച്ചും സാങ്കേതിക രംഗം പുരോഗമിച്ച സമയം ആണ് ഈ വർത്തമാനം കാലം, എന്നാൽ പോലും അവയോടൊന്നും ഭൂരിഭാഗം പേർക്കും യോജിക്കാൻ കഴിയുന്നില്ല ഒറ്റപ്പെടുന്ന, കൂടുതൽ സമ്മര്‍ദ്ധം അനുഭവിക്കുന്ന, വിഷാദം അനുഭവിക്കുന്നവർ ആയാണ് കാണപെടുന്നത്. ഇതിന്റെ പ്രധാന കാരണം നമ്മുടെ വിമുഖത ഇപ്പോഴും ആ പഴയ വേട്ടയാടി നടന്ന ജീവിതത്തോടാണ്. ഒരു ഉദാഹരണതിന്, എന്തുകൊണ്ടാണ് ഇന്നത്തെ ജീവിതശൈലി രോഗങ്ങൾ(life style disease) ഇത്ര അധികം കൂടാൻ ഉള്ള കാരണം? ഇത്രയധികം ഭക്ഷണം ഒരുകാലത്തും ഇത്ര കൃത്യമായി മനുഷ്യൻ കഴിച്ചിരുന്നില്ല എന്നത് ആണ്. പ്രധാനമായും ഹരിത വിപ്ലവത്തിന് ശേഷം നമ്മുടെ ഭക്ഷ്യ വസ്തുക്കൾ അനിയന്ത്രിതമായി ഉയർന്നു പിന്നീട് അങ്ങോട്ട് മനുഷ്യരാശിക്ക് ഭക്ഷണ സമൃദ്ധിയുടെ കാലം ആയി തീർന്നു. അമിത വണ്ണം ഉള്ളവരും മറ്റ് ജീവിത ശൈലി രോഗങ്ങളും ഉയർന്നു..മനുഷ്യചരിത്രം എടുത്ത് നോക്കിയാൽ മനുഷ്യനാവിഷം ആയ ഭക്ഷണം അവൻ കണ്ടെത്താൻ വളരെ പ്രയാസപ്പെട്ടിരുന്നു.ഒരു 30,000 വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യനെ സംബന്ധിചടുത്തോളം ഒരു മരത്തിൽ നിന്നും പഴം കഴിക്കാൻ കയറിയാൽ കിട്ടാവുന്ന അത്രെയും പഴം അകത്താക്കി സ്ഥലം കാലിയാകണം അലാത്തപക്ഷം പിന്നീട് വരുന്ന കുരങ്ങൻ കൂട്ടങ്ങൾ മരത്തിൽ ഒരു പഴം പോലും ബാക്കി വെച്ചേക്കില്ല. അതുകൊണ്ട് തന്നെ കിട്ടാവുന്നടുത്തോളം വയറ്റിനുള്ളിൽ ആക്കി ബാക്കി സമയം വിശ്രമത്തിനായി മാറ്റി വെക്കും. എന്നാൽ ഇന്ന് നമ്മുക്ക് ഫ്രിഡ്ജിന്റെ ഡോർ തുറന്നാൽ എപ്പോൾ വേണമെങ്കിലും ഭക്ഷണം കഴിക്കാം. പക്ഷെ നമ്മുടെ dna ഈ മാറ്റങ്ങൾ ഒന്നും അറിഞ്ഞിട്ടില്ല ഇപ്പോഴും അവർ നമ്മളെ വേട്ടയാടി ജീവിക്കുന്നവർ ആണെന്ന് കരുതിയിരുക്കുന്നു. ഇന്ന് ഗവേഷകരിൽ ഏറ്റവും കൂടുതൽ സ്വീകാര്യമായ ഒരു സിദ്ധാന്തം കൂടി ആണ് ഇത്‌ Gorging gene theory) പ്രാചീന മനുഷ്യന്റെ സ്വാധീനം പ്രകടമാകുന്ന മറ്റ് സിദ്ധാന്തങ്ങൾ പലതും ഇന്നത്തെ കുടുംബബന്ധങ്ങളെ ചുറ്റിപറ്റി ഉള്ളത് ആണ്. അതിൽ ഒന്ന് collective fatherhood theory ആണ്. ഒരു മനുഷ്യ ഗോത്രത്തിലെ എലാ സ്ത്രീകളും പുരുഷൻമാരും പരസ്പരം എല്ലാവരോടും ലൈംഗീക ബന്ധത്തിൽ ഏർപ്പെടും. അവരുടെ വിശ്വാസ പ്രകാരം ജനിക്കുന്ന കുട്ടികൾ ഒറ്റ ബീജത്തിൽ നിന്നും അല്ല പകരം എല്ലാ പുരുഷബീജത്തിന്റെയും കൂടിച്ചേരലിന്റെ ഫലമായി ഉണ്ടാവുന്നത് ആണ്. ഇത്‌ ഇപ്പോഴും ആചരിക്കുന്ന ഗോത്രവർഗ്ഗങ്ങൾ ഉണ്ട്. അനേകം പേരുടെ അതായിത് ഒരു ഗോത്രത്തിലെ സൈനികന്റെ, സംഗീതജ്ഞന്റെ, നയതന്ത്രജ്ഞന്റെ എലാം ഗുണങ്ങൾ ജനിക്കുന്ന കുട്ടിയിൽ ഉണ്ടാവുമെന്ന് ഇവർ വിശ്വസിക്കുന്നു. അപ്പോഴും മറ്റു പല വിഭാഗങ്ങളിലും കാര്യം കുറച്ച് വെത്യസ്തം ആയിരുന്നു. ചിലയിടങ്ങളിൽ തന്റെ ഇണയായ സ്ത്രീക്ക് വേണ്ടി പരസ്പരം പോരടിച്ചിരുന്ന പുരുഷൻമാർ ഉണ്ടായിരുന്നു. പുരുഷന്റെ ബലം പോലും സ്ത്രീക്ക് വേണ്ടി പരസ്പരം പോരടിച്ചു വിജയിക്കുന്നതിലൂടെ തന്റെ ഇണയെ സ്വന്തമാക്കാനും അത്‌ വഴി തന്റെ അടുത്ത പകർപ്പിന്നെ (offspring)ഉത്പാധിപ്പിക്കാനും വേണ്ടിയായിരുന്നു.എന്നാൽ കാർഷിക വിപ്ലവം രാജ്യങ്ങളും രാജകന്മാരെയും കെട്ടിപടുത്തി അവിടെ പുരുഷന്റെ ബലം തന്റെ രാജ്യം സംരക്ഷിക്കാൻ അധവാ ഗോത്രത്തെ സംരക്ഷിക്കാൻ കൂടി ഉപയോഗിക്കാം എന്ന് മനുഷ്യർ കണ്ടെത്തുന്നു. പുരുഷന്മാർ സ്ത്രീകൾക് വേണ്ടി പരസ്പരം പോരാടിച്ചു മരിച്ചാൽ അത്‌ തന്റെ സൈന്യത്തിന്റെ എണ്ണം കുറയ്ക്കും എന്ന് കണ്ട രാജക്കന്മാർ ഒരു പുരുഷന് ഒരു സ്ത്രീ എന്ന ശാസനം കൊണ്ട് വന്നു (വിവാഹം അപ്പോഴും രാജകന്മാർക്ക്‌ എത്ര വേണമെങ്കിലും സ്ത്രീകളെ സ്വന്തമാക്കാം(അതുകൊണ്ടാണ് പല വിദ്വാൻമാർക്കും 1608 ഭാര്യമാരും മറ്റു ഗേൾഫ്രണ്ട്സും ഒക്കെ ഉണ്ടാവുന്നത് ഇന്ന് പെരുകി വരുന്ന ഡിവോഴ്സ്,extramarital affairs, family problems ഇതെലാം മനുഷ്യന്റെ ഉള്ളിലെ ആ ഗോത്രകാല മനുഷ്യന്റെ സംഭാവന ആണ് Reminder-Divorce ഒക്കെ പൊളിറ്റിക്കലി പറയുക ആണെങ്കിൽ ആരോഗ്യം ഉള്ള സമൂഹത്തിന്റെ ലക്ഷണം ആണ് gender equality വരുമ്പോൾ വിദ്യാഭ്യാസം ഉണ്ടാകുമ്പോൾ വെക്തി സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ ഒക്കെ രണ്ട് വ്യക്തികൾ എടുക്കുന്ന സ്വതന്ത്രമായ തീരുമാനം എന്നാൽ ഇവിടെ അതിന്റെ പരിണാമപരമായ കാര്യം ആണ്b വിശദീകരിച്ചത് Naradhan വ്യഭിചരിക്കുന്നതിനുവേണ്ടി നടത്തുന്ന അറബിക്കല്യാണമെന്ന മുത്താ നിക്കാഹ് കഴിക്കാൻ സൗദി, ഒമൻ, ഖത്തർ എന്നിവടങ്ങളിൽ നിന്നു വന്ന വൃദ്ധരായ എട്ട് ഷെയ്‌ഖുമാരെ ഓൾഡ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. അവർക്കുവേണ്ടി മാമാപ്പണിയെടുത്ത നാല് മുസ്‌ലിം പണ്ഡിതരെയും അഞ്ചു ബ്രോക്കർമാരെയും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പുയ്യാപ്ലമാരിൽ വടികുത്തി നടക്കുന്ന എൺപത് വയസ്സുള്ള വൃദ്ധർ വരെയുണ്ട്. നിശ്ചിത ദിവസത്തേയ്‌ക്കോ സമയത്തേയ്ക്കോ മാത്രം വ്യഭിചാരിക്കാൻ വേണ്ടി നടത്തുന്നതാണ് നിക്കാഹ് മുത്തായെന്ന അറബിക്കല്യാണം. ഇതിന് സാക്ഷികളോ പെൺകുട്ടിയുടെ രക്ഷിതാവിന്റെ അനുവാദമോ ആവശ്യമില്ല. കരാർ സമയം കഴിഞ്ഞാൽ അറബികൾ തിരിച്ചുപോകും. ആ ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾ ഉപ്പാ ആരെന്നുപോലും അറിയാതെ സാമൂഹ്യദ്രോഹികളായി ഇവിടെ ജീവിക്കും. കേരളത്തിലും ഇത് വ്യാപകമായി നടക്കുന്നുണ്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ബദാം തൊലി കളയുന്നത് കൊഴുപ്പു കുറയ്ക്കാനോ? ബദാം തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍, കൊഴുപ്പ് കളയാന്‍ സഹായിക്കുമോ, അറിയൂ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്നവയാണ് നട്‌സ്. നട്‌സ് എന്നാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത എന്നിങ്ങനെ പോകുന്നു. ഇതില്‍ തന്നെ നാം പൊതുവേ ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ടെന്ന് കരുതുന്ന ഒന്നാണ് ബദാം. ഇവ ആരോഗ്യകരമായ കൊഴുപ്പിന്റെ, പ്രോട്ടീനുകളുടെ ഉറവിടമാണ്. ഇതില്‍ നാരുകള്‍, മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസഫറസ്, പ്രോട്ടീന്‍ തുടങ്ങിയ പലതും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബദാം പൊതുവേ കുതിര്‍ത്തു കഴിയ്ക്കാം എന്നാണ് പറയുക. ചിലര്‍ ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിയ്ക്കും. ഇതോടെ കൊഴുപ്പ് പോകും കൊളസ്‌ട്രോള്‍ പോകും എന്നുള്ള ചിന്താഗതികളുമുണ്ട്. ഇതിന്റെ തൊലിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടെന്നതു പോലുളള ചിന്തകളാണ് പലരും ഇതിന്റെ തൊലി കളഞ്ഞു കഴിയ്ക്കാന്‍ കാരണമാകുന്നത്. എന്നാല്‍ വാസ്തവത്തില്‍ ബദാമിന്റെ തൊലി കളയുന്നതും കൊളസ്‌ട്രോളും തമ്മില്‍ ബന്ധമുണ്ടോയെന്നതാണ്.വാസ്തവത്തില്‍ ബദാം കുതിര്‍ത്തി തൊലി കളഞ്ഞ് കഴിയ്ക്കുന്നത് കൊഴുപ്പ് കളയാന്‍ സഹായിക്കുന്ന ഒന്നാണോ. അതിനാണോ ബദാം ഇതേ രീതിയില്‍ കുതിര്‍ത്ത് കഴിയ്ക്കുന്നത്. തൊലിയില്‍ വാസ്തവത്തില്‍ ഗുണങ്ങള്‍ ഏറെയുമുണ്ട്. എന്നാല്‍ ഇതിനു തൊലിയുള്ളതിനാല്‍ തന്നെ ഇത് കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാം. ഇതിന് കാരണം വേറെയാണ്. ഇതില്‍ ഫൈറ്റിക് ആസിഡ് എന്ന ഘടകമുണ്ട്. ഫൈററിക് ആസിഡ് ശരീരം മറ്റു പോഷകങ്ങളെ വലിച്ചെടുക്കുന്നതു തടയും. രാത്രി വെള്ളത്തിലിച്ചു വച്ചാല്‍ ബദാമില്‍ ജെര്‍മിനേഷന്‍ അഥവാ മുളയ്ക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഈ സമയത്ത് ഫൈറ്റിക് ആസിഡ് നിര്‍വീര്യമാകുന്നു.തൊലി കളയാന്‍ പറയുന്നത് ഇതിലെ ഫൈററികാസിഡ് കാരണമാണ്. ഇത് കുതിര്‍ത്താന്‍ ഈ ദോഷവും ഇല്ലാതാകുന്നു. ഇത് കുതിര്‍ത്തി തൊലി കളയാതെ തന്നെ കഴിയ്ക്കാം. ബദാമിന്റെ തൊലി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരാനൊന്നും പോകുന്നില്ലെന്നതാണ് വാസ്തവം. കുതിര്‍ത്താല്‍ തൊലി കളയേണ്ടതില്ല. കാരണം ഇതില്‍ കൊളസ്‌ട്രോളോ കൊഴുപ്പോ ഇല്ല. നല്ല കൊഴുപ്പാണ് ഇതിലുള്ളത്. ബദാം കഴിച്ചാല്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധയ്ക്ക് സഹായിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നില്ല. ഇതിനാല്‍ തന്നെ കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയേണ്ട ആവശ്യവുമില്ല. കുതിര്‍ത്താല്‍ ഇതിന്റെ തൊലി കളയരുത്. കാരണം ഇതിന്റെ തൊലിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റും വൈറ്റമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. തൊലി കളഞ്ഞാല്‍ ഇതു നഷ്ടപ്പെടും. കുതിര്‍ത്താല്‍ തൊലി കളയേണ്ടതില്ല. തൊലിയോടെ കഴിച്ചതു കൊണ്ട് ബദാം കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ പോകുന്നുമില്ല. വാസ്തവത്തില്‍ കൊളസ്‌ട്രോളിനെ ചെറുത്തു നിര്‍ത്തുന്ന ഘടകമാണ് ഇത്. ഇതിലെ ഫാറ്റ് അഥവാ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. അതായത് അണ്‍സാച്വറേറ്റഡ് ഫാറ്റാണ്. ഈ ഫാറ്റ് നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന തരമാണ്. ഇതു പോലെ ബദാം തൊലിയില്‍ കൊഴുപ്പുണ്ടെന്ന ചിന്ത പലര്‍ക്കുമുണ്ട്. ഇതിനാല്‍ തന്നെ തൊലി നീക്കി കഴിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ ബദാമിലുള്ളത് ആരോഗ്യകരമായ കൊഴുപ്പാണ്. ഇത് തടി വര്‍ദ്ധിപ്പിയ്ക്കുന്ന തരവുമില്ല. ഇതിനാല്‍ തന്നെ കൊഴുപ്പു കളയണം എന്നു ഉദ്ദേശത്തോടെ തൊലി കളയേണ്ട ആവശ്യവുമില്ല. ഇതു കളയുമ്പോള്‍ പ്രത്യേകിച്ച് ഗുണമില്ലെന്നത് മാത്രമല്ല, തൊലിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുക കൂടിയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെ ബദാം കുതിര്‍ത്താല്‍ തൊലി കളയേണ്ട ആവശ്യവുമില്ല. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോപല്ലുകൾ ഭംഗിയോടെ സൂക്ഷിക്കാൻ ഓയിൽ പുള്ളിംഗ് ശരീരം ബദാം കൊഴുപ്പ് കൊളസ്‌ട്രോള്‍ ആല്‍മണ്ടസ് ആരോഗ്യം peel health tips badam almonds ആരോഗ്യം ചര്‍മ സൗന്ദര്യം ഇരട്ടിപ്പിയ്ക്കും നാലിനക്കൂട്ട് ജ്യൂസ് Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം ട്രെൻഡിങ് അമ്മയെ ഒന്ന് ഇംപ്രെസ്സ് ചെയ്യാൻ നോക്കിയതാ! പണി നൈസായിട്ട് പാളി ടെക് വാർത്തകൾ മോട്ടോ G31 എത്തി! ഇനി ഊഴം മോട്ടോ G51 5ജിയുടേത്, ടീസറുമായി മോട്ടോറോള ഇന്ത്യ ആരോഗ്യം ആര്‍ത്തവം ആണുങ്ങളില്‍ നിന്നും ഒളിച്ചു വയ്ക്കണോ? ബാങ്ക് ജോലി NHB Recruitment 2021 നാഷണൽ ഹൗസിംഗ് ബാങ്കിലെ മാനേജർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ചിമ്പാന്‍സി, മല ഗൊറില്ല എന്നിവ ഉള്‍പ്പടെ വിവിധ തരത്തിലുള്ള ആള്‍ക്കുരുങ്ങള്‍ ജീവിക്കുന്ന സ്ഥലമാണ് ഉഗാണ്ട. വനനശീകരണം, വേട്ടയാടല്‍, അതിവേഗ വികസനം എന്നിവ രാജ്യത്തെ വന്യജീവികള്‍ക്ക് ഭീഷണിയാണ്. രാജ്യത്തെ വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ ഉഗാണ്ട സംരക്ഷണ വിദ്യാഭ്യാസം ദേശീയ കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ചമ്പാന്‍സികള്‍ മറ്റ് വന്യ ജീവികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആദ്യത്തെ മുഖവുര നല്‍കാനുള്ള സംരക്ഷണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഒരു പ്രധാന ഘടനകമാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: മുമ്പത്തെ ലേഖനം ആധാറിന് എതിരെ പ്രതിഷേധം അടുത്ത ലേഖനം Vikings D8 Mainboard ഉം D8 ഉം നിങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? ഒരു മാസമായ പ്രതിഷേധങ്ങള്‍ സുഡാനെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍ കടലിലേയും മഞ്ഞിലേയും പ്രാചീന കാലാവസ്ഥകള്‍ കണ്ടെത്തുന്നത് ഗ്രീന്‍ലാന്റ് മഞ്ഞ് പാളി ശീതകാലത്തും ഉരുകുന്നു 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു ഒരു ജീവനുള്ള രാജ്യം, രാഷ്ട്രീയം, ജനം ഇസ്രായേലിലെ കമ്പനികള്‍ ചാരപ്പണി സാങ്കേതികവിദ്യ വില്‍ക്കുന്നു സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു അമേരിക്കന്‍ പൌരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഏറ്റവും കുറവ് വിവാഹമോചനങ്ങൾ ഇന്ത്യയിൽ; വിവാഹിതർക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത് ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ ക്രൈം റിപ്പോർട്ട്സ് ബ്യൂറോ (NCRB) കഴിഞ്ഞ മാസം പുറത്തിറക്കിയ Accidental Deaths and Suicides റിപ്പോർട്ട് പ്രകാരം, വിവാഹത്തിലെ അസ്വാരസ്യങ്ങൾ കാരണം 2016 നും 2020 നുമിടയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത് 37,591 പേരാണ്. അതായത് ദിവസം 20 ലേറെ ആത്മഹത്യകൾ. ഇത്രയും പേരിൽ വെറും 2,688 പേർ മാത്രമാണ് പങ്കാളി വിവാഹമോചനം നേടി എന്നതിന്റെ പേരിൽ ജീവനൊടുക്കിയിട്ടുള്ളത്, ബാക്കിയുള്ളതെല്ലാം തന്നെ അസംതൃപ്തമായ ദാമ്പത്യത്തിൽ നിന്ന് ഒരു മോചനം തേടി, വിവാഹത്തിൽ തുടരവേ തന്നെ ചെയ്തിട്ടുള്ളവയാണ്. അതായത് വിവാഹത്തിൽ തുടരവേ ആത്മഹത്യ ചെയ്തവരുടെ എണ്ണം, വിവാഹമോചനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തവരുടെ ഏഴിരട്ടിയോളമാണ് എന്നർത്ഥം. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 21,570 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ ഇതേ കാലയളവിൽ 16,021 പുരുഷന്മാർ മാത്രമാണ് വിവാഹത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി മരണത്തെ പുല്കിയിട്ടുള്ളത്. ഈ കണക്കുകളുടെ കുറേക്കൂടി ആഴത്തിലുള്ള വിശകലനത്തിൽ വെളിപ്പെടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് സ്ത്രീധന പീഡനം തന്നെയാണ്. 10,282 ആത്മഹത്യകളാണ് സ്ത്രീധനത്തിന്റെ പേരിൽ നടന്നിട്ടുള്ളത്. സ്വരച്ചേർച്ചയില്ലായ്മ 10,584 പേരെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ആത്മഹത്യകൾക്കുള്ള മറ്റൊരു കാരണം പങ്കാളിയുടെ വിവാഹേതര ബന്ധങ്ങളാണ്. വാർഷിക കണക്കെടുത്താൽ മൂന്നിലൊന്ന് ആത്മഹത്യകളും സ്ത്രീധനപീഡനത്തിന്റെ പേരിൽ നടക്കുന്നവയാണ്. അഞ്ചിലൊന്ന് സ്വരച്ചേർച്ചയില്ലായ്‌ക കൊണ്ടും, അഞ്ചിലൊന്ന് വിവാഹേതര ബന്ധങ്ങൾ കാരണവും നടക്കുന്നുണ്ട്. വിവാഹ മോചനം നടന്നു എന്നത് ഏഴു ശതമാനം ആത്മഹത്യകൾക്കു മാത്രമാണ് ഹേതുവാകുന്നത്. നമ്മുടെ രാജ്യത്ത് വിവാഹാനന്തരം വേണ്ടത്ര കൗൺസിലിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതാണ് ഇങ്ങനെ ആത്മഹത്യകൾ പെരുകാനുള്ള കാരണം എന്ന് വിദഗ്ധർ പറയുന്നു. Viral ഭര്‍ത്താവിനെ വേണോ, അതോ മട്ടണ്‍ വേണോ? രസകരമായ ട്വീറ്റ് Skin Care മൃദുലവും സുന്ദരവുമായ ചർമ്മത്തിന് പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍ Shilpa Shetty ഇലകളില്‍ പൊതിഞ്ഞ പോലെ ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ Viral Video ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോൾ; ഹൃദയം തൊടും വീഡിയോ Street Food മണി മണി പോലെ ഇംഗ്ലീഷ് തെരുവ് കച്ചവടക്കാരന്റെ വീഡിയോ BCCI AGM വൈകുമോ ദക്ഷിണാഫ്രിക്കന്‍ പര്യടനം? ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന്; ഐപിഎല്‍ താരലേലവും ചര്‍ച്ചയാവും Attappadi ആരോഗ്യ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ; കോട്ടത്തറ ആശുപത്രിയും ശിശുമരണം നടന്ന ഊരുകളും സന്ദർശിക്കും CPM തളിപ്പറമ്പിൽ സിപിഎമ്മിന് തലവേദനയായി സംഘടനാ പ്രശ്നങ്ങൾ, 18 അംഗങ്ങൾ കുടുംബത്തോടെ പാർട്ടി വിട്ട് സിപിഐയിൽ Big Ticket ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അടുത്തിടെ; പ്രവാസി മലയാളി നേടിയത് 20 കോടി നീണ്ട കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ റെയിൽവേ മേൽപ്പാല നിര്‍മ്മാണം ആരംഭിച്ചു, ഗതാഗത നിയന്ത്രണം മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് പരുങ്കളിയാട്ടങ്ങളില്‍ പ്രധാനദേവതകളെ കെട്ടിയാടിയ, ഭഗവതിമാരയും വൈരജാതനെയും കെട്ടിയുറഞ്ഞാടി നാടിനും പൈതങ്ങള്‍ക്കും ഗുണം വരുത്തണേ എന്ന് അനുഗ്രഹിച്ചരുളിയ ആ മനുഷ്യന്‍ കാല്‍ഞരമ്പ് പോട്ടി വേദനയോടെ ഒരു കാല്‍ വലിച്ചുകൊണ്ടായിന്നു അവസാനകാലത്ത് നടന്നിരുന്നത്. കടന്നുവന്ന വഴികളുടെ ഗന്ധങ്ങള്‍ കൂടി നമ്മിലിറ്റിച്ചാണ് കുളിര്‍ക്കാറ്റ് നമ്മെ തഴുകി കടന്നുപോകുക. ഒരു പക്ഷെ ഇന്നത് ഭൂതകാലക്കുളിരാകാം. ചില മനുഷ്യരും അവരുടെ ലോകവും അതുപോലെയാണ്. അങ്ങനെയുള്ള മനുഷ്യരുടെ ഓര്‍മകള്‍ തെളിയുമ്പോള്‍ ഉള്ളിലേക്ക് കയറിവരിക അവരുടെ ജീവിതം മാത്രമായിരിക്കില്ല. നനുത്ത മണമുള്ള നാടിന്റെ സാംസ്‌കാരികത കൂടിയായിരിക്കും. ആ ഭൂമികയില്‍ നിന്ന് അതിനെ കാണുമ്പോള്‍ മാത്രമായിരിക്കും നമുക്കത് ആഴത്തില്‍ അനുഭവമാവുക. ചിങ്ങമാസത്തിലെ പുത്തരി കഴിയുമ്പോള്‍ പുന്നെല്ല് വറുത്ത് കുത്തിയ അവിലിന്റെ രസം ഉള്ളില്‍ അവശേഷിക്കും. പിന്നെയും രണ്ട് മാസക്കാലം. തുലാപ്പത്ത്. പത്താതയെന്ന് വടക്കന്‍ നാട്ടുകാര്‍ പറയുന്ന പത്താമുദയം. പത്താതയ്ക്കാണ് അമാവാസിയും. കറുത്തവാവിന് നാട്ടുനടപ്പനുസരിച്ച് വാവൂട്ട്. തറവാടുകളിലും മറ്റ് തെയ്യസ്ഥാനങ്ങളിലും അടിയന്തിരം കഴിക്കും. വാവൂട്ട് കഴിച്ച് അവരുടെ മഞ്ഞള്‍ക്കുറിയുടെ മണമുള്ള ഒരു മഹാമനുഷ്യനെ വരവേല്‍ക്കാന്‍ കാവുകളും കഴകങ്ങളും ഒരുക്കം തുടങ്ങും. തുലാപ്പത്തിനിറങ്ങിയാല്‍ അടുത്ത ഇടവപ്പാതി വരെ തെയ്യക്കാലമാണ്. മഴ മാറിയാല്‍ പിന്നെ ചെണ്ടയുടെയും ചിലങ്കയുടെയും താളാത്മകമായ ശബ്ദത്തില്‍ തെയ്യത്തിന്റെ ചടുലത കണ്ണിലും കാതിലും ഉയിരിലും നിറക്കുന്ന ഒരു ലോകം. തെയ്യാട്ടങ്ങളുടെ നാടിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാണ് ഉചിതം. എണ്ണയില്‍ ചാലിച്ച ചായില്യത്തില്‍ മുഖത്തെഴുതി ദൈവക്കരുവായി മാറി നാടിനെ കാക്കുന്ന തെയ്യത്തെ തീപ്പന്തങ്ങളുടെ വെളിച്ചത്തില്‍ കാണുമ്പോള്‍ ആ നാട്ടകത്തില്‍ ജീവിതം മെനയുന്നവരില്‍ ഭക്തിയും നിറവും ഒരുപോലെ തെളിയും. അതൊരുപക്ഷെ തെയ്യത്തെ ഒരു കലാരൂപമായി കാണുന്നവര്‍ക്ക് മനസ്സിലാവണമെന്നില്ല. ഓരോ തെയ്യക്കാരനും കോലം കെട്ടിയാടാന്‍ കൃത്യമായ ദേശപരിധിയുണ്ട്. അതുപോലെ ജാതിയടിസ്ഥാനത്തിലാണ് തയ്യം കെട്ടിയാടുന്നതും. അങ്ങനെ കെട്ടിയാടുന്നവര്‍ക്കിടയില്‍ പലവിധ ആചാരപ്പേരുകളുമുണ്ട്. തെയ്യം കെട്ടി തഴക്കം വന്നവര്‍ക്ക് പട്ടും വളയും നല്‍കി ആചാരപ്പേര് വിളിച്ച് വാഴിക്കും. എന്നാല്‍ ചില ആചാര സ്ഥാനങ്ങള്‍ കുടുംബത്തിന്റെതാണ്. ഇത്തരത്തില്‍ സ്ഥാനം കൈയ്യാളുന്നവരാണ് കോലക്കാര്‍ക്കിടയിലെ പ്രമാണിമാര്‍. പ്രധാനപ്പെട്ട തെയ്യങ്ങള്‍ കെട്ടിയാടാനുള്ള അവകാശവും ഇങ്ങനെയുള്ളവര്‍ക്കാണ്. കര്‍ണമൂര്‍ത്തിയെന്ന് പൊതുവായി വിളിക്കപ്പെടുന്ന കരുണമൂര്‍ത്തി ഒരു ആചാരപ്പേരാണ്. ആചാരം കൊള്ളുന്ന കാര്യത്തില്‍ മരുമക്കത്തായമാണ് ഇവര്‍ പിന്തുടരുന്നത്. കാസറകോട്ടെ പിലിക്കാട് വയല്‍ ഗ്രാമത്തിലെ തെക്കുംകര കുടുംബത്തിലെ കണ്ണന്‍ കരുണമൂര്‍ത്തി തെയ്യാട്ടക്കാര്‍ക്കിടയിലെ ഒരപൂര്‍വ്വതയായിരുന്നു. നീലേശ്വരം കോവിലകത്ത് നിന്നും കച്ചും ചുരികയും നല്‍കി അരിയിട്ടു വാഴിക്കുന്നതോടെയാണ് കരുണമൂര്‍ത്തിയുടെ നിയോഗം തുടങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദിനൂര്‍ കൂലോത്ത് നിന്നാണ് കരുണമൂര്‍ത്തിയുടെ ആചാരം ഏല്‍ക്കുന്നത്. ജാതിയുടെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിതമായ വളരെ ശക്തമായ ശ്രേണീബന്ധം തെയ്യമുള്‍പ്പെടെയുള്ള അനുഷ്ഠാനങ്ങളുടെ പ്രത്യേകതയായി നമുക്ക് ഇന്നും കാണാന്‍ കഴിയും. Sarpatta Parambarai Review| സാര്‍പ്പട്ട പരമ്പരൈ; പാ. രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രം ചുറ്റിലും പച്ചവിരിച്ച് കിടക്കുന്ന വയലുകളും കണ്ണിന് കുളിര് പകരുന്ന മറ്റ് വൃക്ഷലതാദികളും നിറഞ്ഞ പിലിക്കോട് വീത് കുന്നു മുതല്‍ കാസറഗോഡ് ജില്ലയുടെ തെക്കേ അതിര്‍ത്തി കൂടിയായ ഒളവറയിലെ നിത്യഹരിതമായ മുണ്ട്യക്കാവ് വരെ ദേശപരിധി കല്പിച്ചു കിട്ടുന്ന ഒരു തെയ്യക്കാരന്റെ സ്ഥാനപ്പേരാണ് കരുണമൂര്‍ത്തി. പത്തൊമ്പതാം വയസ്സില്‍ തൃക്കരിപ്പൂര്‍ രാമവില്യത്ത് പടക്കത്തി ഭഗവതിയുടെ കോലക്കാരനായാണ് തെക്കുംകര കണ്ണന്‍, കരുണമൂര്‍ത്തിയെന്ന സ്ഥാനം ഏല്‍ക്കുന്നത്. അള്ളട സ്വരൂപത്തിനകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഴകവും തെയ്യസ്ഥാനവുമാണിത്. ഇരുപത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ ആണ് രാമവില്യത്ത് പെരുങ്കളിയാട്ടം. നാല്പത്തിയൊന്ന് കോല്‍ ഉയരമുള്ള മൂന്ന് കവുങ്ങ് വെട്ടി ചെത്തിയൊതുക്കിയാണ് പടക്കത്തി ഭഗവതിയുടെ മുടിയൊരുക്കുക. കോണാകൃതിയിലുള്ള ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ തെയ്യത്തിന്റെ മുടിയുടെ മുന്‍ഭാഗത്തെ ചെക്കിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കാഴ്ചയ്ക്ക് കൂടുതല്‍ മിഴിവേകും. ചമയങ്ങള്‍ പിന്നെയും നിരവധി. മുഖത്തഴുത്തിന്റെ ഭംഗിയില്‍ അണിയലങ്ങള്‍ കെട്ടിയൊരുങ്ങുന്ന അമ്മദൈവത്തിന് പുറത്തേക്ക് വളഞ്ഞ വെള്ളിപ്പല്ലും താടിയും മീശയും നെറ്റി മുതല്‍ മൂക്കിന് മുകളില്‍ വരെ തുമ്പിക്കൈയും. വിചിത്രമെന്ന് തോന്നുന്ന ഈ അലങ്കാരങ്ങളുമായാണ് പടക്കത്തി ഭഗവതി മംഗലത്തിന് മണവാട്ടിയായി ഇറങ്ങുന്നത്. ഈ അലങ്കാരങ്ങളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചുമെല്ലാം തോറ്റംപാട്ടില്‍ മനോഹരമായി വിവരിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെ മുടിയേറ്റുന്ന തെയ്യം കുംഭമാസത്തില പൊടിക്കാറ്റും ചൂടും കൊണ്ട് അര്‍ദ്ധരാത്രിയോടെയാണ് മുടിയെടുക്കുക. തൊഴാന്‍ ചെല്ലുന്നവര്‍ക്കെല്ലാം ഗുണം വരുത്തണം പൈതങ്ങള്‍ക്ക് എന്ന് ചന്തത്തില്‍ പറഞ്ഞ് മഞ്ഞള്‍ക്കുറി കൊടുത്ത് ഭഗവതി അനുഗ്രഹം നല്‍കും. പകലിലെ വെയിലിന്റെയും പൊടിക്കാറ്റിന്റയും കാഠിന്യത്തില്‍ നിന്നും നിറനിലാവ് പൊഴിക്കുന്ന ചന്ദ്രപ്രഭയില്‍ കുളിരുള്ള ഇളംകാറ്റില്‍ ഭഗവതിയമ്മ ഉപചാരം ചൊല്ലിപ്പിരിയുന്ന നിമിഷം. വയോജനങ്ങള്‍ അരിയെറിഞ്ഞ് അമ്മയെ കണ്ണീരോടെ തൊഴുതുനില്‍ക്കും. ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്കപ്പുറം വീണ്ടും കോലമണിഞ്ഞ് കാണാം. അതുവരെ തറയ്ക്കും സഭയ്ക്കും ആധിയും വ്യാധിയും വരുത്താതെ ദിനവും വിളക്ക് വെച്ച് കോലവും ശീലും പാലിക്കണം അന്തിത്തിരിയാ… എന്ന് നീട്ടിവിളിച്ച് ആയുധങ്ങളെല്ലാം തിരികെവെച്ച് മുടിയെടുക്കുമ്പോള്‍ തെയ്യത്തെ ഉള്ളിലേക്കാവാഹിച്ച ഏതൊരാളുടെയും കണ്ണു നനഞ്ഞുപോകും. ഇരുപത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ കെട്ടിയാടുന്ന ഒരു പെരുങ്കളിയാട്ടം. ഒരു കോലക്കാരന് രണ്ടുതവണ പ്രധാന തെയ്യത്തെ കെട്ടുക അസാധ്യമാണ്. എന്നാല്‍ മുഖത്തെഴുതി വാദ്യങ്ങളുടെ അകമ്പടിയില്‍ തെയ്യം കെട്ടി ദൈവമാകുന്ന പരകായപ്രവേശത്തെ വ്രതാനുഷ്ഠാനങ്ങളോടയുള്ള ഒരു തപസ്സായി കണ്ട് ജീവിച്ച കണ്ണന്‍ കരുണമൂര്‍ത്തി പത്തൊമ്പതാം വയസ്സില്‍ ആചാരമേറ്റ് നിയോഗം തുടങ്ങിയതും നാല്പത്തിനാലാം വയസ്സില്‍ രാമവില്യത്ത് രണ്ടാമതും പടക്കത്തിയമ്മയുടെ കോലംകെട്ടി തന്നെയാണ് പതിയെ പിന്മടക്കവും ആരംഭിച്ചത്. തെയ്യത്തിന്റെ മുടിയെടുത്ത് കഴിഞ്ഞാല്‍ അണിയലം കെട്ടുന്ന ഓലപ്പുരയില്‍ ക്ഷീണിച്ച് കിടക്കുന്ന ശീലമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കര്‍മ്മം ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും അതായി മാറുന്നവര്‍ക്ക് ഒരിക്കലും ക്ഷീണമോ മറ്റോ ഉണ്ടാവില്ലല്ലോ. ഇനി തെയ്യക്കോലം മാറ്റിയതിന് ശേഷം അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചറിയാന്‍ ശ്രമിച്ചാല്‍, അതൊന്നും ഞാനല്ലല്ലോ. എന്റെ കഴിവ് കൊണ്ടൊന്നുമല്ല അത് നന്നായത്. അതല്ലാം തമ്പുരാന്റെ അനുഗ്രഹം. എന്ന് പറഞ്ഞ് മെല്ലെ അവിടെ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറുമായിരുന്നു. ‘ഷെര്‍ണി’യിലെ വനലോകവും രാഷ്ട്രീയവും ദാമോദര്‍ പ്രസാദ്‌ പിന്നെയും പിറകെ കൂടി തെയ്യമായി മാറുമ്പോള്‍ കരുണമൂര്‍ത്തിയില്‍ എന്ത് ഭാവമാറ്റമാണുണ്ടാകുന്നത് എന്നൊക്കെ ചോദിക്കും. അങ്ങനെയുള്ളവരോട് എനിക്കങ്ങനെ പറഞ്ഞാലെന്താണ് എന്നൊന്നും അറിയില്ല. അറിയണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ ഇന്ന ആളോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞ് കൂടെയുള്ള തെയ്യക്കാരെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കും. അതിവിനയം കൊണ്ടുള്ള കാട്ടിക്കൂട്ടലുകളായിരുന്നില്ല അത്. സത്യസന്ധമായ ഒരു ഉപചാരം ചൊല്ലല്‍ തന്നെയാണത്. കോലം കെട്ടിയാടുന്ന കാവുകളും കോട്ടങ്ങളും അറകളും തറവാടുകളും ഉള്‍പ്പെടെയുള്ള തെയ്യത്തിന്റെ അനുഷ്ഠാനലോകമല്ലാത്ത ഒന്നിനെ കുറിച്ചും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടാവില്ല. നീണ്ട മുപ്പത് വര്‍ഷത്തോളം ആ സ്ഥാനമലങ്കരിച്ച കരുണമൂര്‍ത്തി ഒരിക്കലും അനുഷ്ഠാനത്തിന്റെ ഭാഗമായല്ലാതെ കോലം ധരിക്കാന്‍ തയ്യാറല്ലായിരുന്നു. ഒളിമ്പിക്‌സ് ഉള്‍പ്പെടെ പല അന്താരാഷ്ട്ര വേദികളിലും തെയ്യം കെട്ടിയാടാന്‍ നിരവധിയാളുകള്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ പെരുമയുടെയോ സമ്പത്തിന്റെയോ സ്വാധീനത്തിന്റെയോ മുന്നില്‍ തന്റെ ജീവിതത്തെയും ലോകത്തെയും ആഗോളവല്ക്കരിക്കാന്‍ കരുണമൂര്‍ത്തി തയ്യാറായില്ല. ഞാന്‍ തെയ്യം കെട്ടിയാടുന്നത് പിലിക്കോട് വീത്കുന്നു മുതല്‍ ഒളവറ മുണ്ട്യക്കാവ് വരെയുള്ള ദേശപരിധിക്കകത്താണ്. ആ ഇടങ്ങളില്‍ മാത്രമേ ഞാന്‍ തെയ്യം കെട്ടുകയുള്ളൂ. കൂടെയുള്ള ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് കൊണ്ടുപോയി തെയ്യം കെട്ടിക്കാം. എന്നെ ഒഴിവാക്കിത്തരണം- ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെയോ ഏതെങ്കിലും പ്രത്യശാസ്ത്രത്തിന്റെയോ പിന്‍ബലത്തിലല്ല ആ പതിഞ്ഞ ശബ്ദം അപേക്ഷ രൂപത്തില്‍ മൊഴിഞ്ഞത്. അദ്ദേഹം ആചരിക്കുന്ന ഒരു ജീവിതത്തില്‍ നിന്നാണ് ആ മറുപടി. തെയ്യത്തിന് ആചാരത്തിന്റെയും വിശ്വാസത്തിന്റെയും നിഷ്ഠയുടെയും ഒരു ലോകമുണ്ട്. അത് മാത്രമായിരുന്നു വൈദ്യവും തെയ്യംകെട്ടും കുലത്തൊഴിലായി സ്വീകരിച്ചു പോന്ന, സര്‍ക്കാര്‍ രേഖകളില്‍ മറ്റ് പിന്നാക്കവിഭാഗത്തിലായിരുന്ന ആ ഗോത്ര മനുഷ്യനുണ്ടായിരുന്നത്. ആഗ്രഹങ്ങളൊഴിഞ്ഞ ജീവിതമായിരുന്നു കരുണമൂര്‍ത്തിയുടേത്. അതുകൊണ്ടാണ് അതിനപ്പുറമുള്ള പേരും പെരുമയും സാമ്പത്തികലാഭവുമൊന്നും കണ്ണന്‍ കരുണമൂര്‍ത്തിയെ ഒരിക്കലും ചെറുതായിട്ടു പോലും സ്വാധീനിക്കാന്‍ കഴിയാതിരുന്നത്. ഭക്തര്‍ കാണിക്കയായി തരുന്ന തൊഴുതുവരവ് ദാനമാണ്. ദാനം കിട്ടിയത് സ്വരുക്കൂട്ടിവച്ചാല്‍ ജീവിതം പുലരില്ല. ആവശ്യത്തിന് കുറച്ചെടുത്ത് അത് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ് എന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. ഇപ്രകാരം കിട്ടുന്ന തുക വളരെ ചെറുതായിരിക്കും. നാമമാത്രമായി ഇങ്ങനെ കിട്ടുന്ന പണത്തില്‍ നിന്നും കുറച്ച് മാത്രമെടുത്ത് ശേഷിക്കുന്നത് കൂടെയുള്ളവര്‍ക്കും ബന്ധുജനങ്ങള്‍ക്കും വീട്ടില്‍ സഹായമഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് വരെ പണിപൂര്‍ത്തിയാകാത്ത അദ്ദേഹത്തിന്റെ കൊട്ടാരത്തിലിരുന്ന് കൊടുക്കുമായിരുന്നു. തന്റെ മുന്നിലെത്തുന്ന എല്ലാവരെയും ഒരേപോലെ കാണുന്ന മനുഷ്യരൂപത്തിലുള്ള ഒരു തെയ്യം തന്നെയായിരുന്നു വേഷങ്ങളില്ലാത്ത കരുണമൂര്‍ത്തി. തോറ്റംപാട്ടോ തെയ്യത്തിന്റെ വാമൊഴിയോ ഒരിക്കല്‍പോലും പിഴക്കില്ല. അത്ര വ്യക്തവും സ്ഫുടവുമായിരുന്നു പ്രത്യേക ഈണത്തിലുള്ള അദ്ദേഹത്തിന്റെ ചൊല്ലലും പറച്ചിലും. തെയ്യത്തിന്റെ പരമ്പരാഗത ലോകത്തിന് പുറത്തുള്ള ഒന്നും തന്നെ അദ്ദേഹം ഓര്‍ക്കാറേയില്ല എന്നു പറയാം. പലതവണ പോയി സൗഹൃദം സ്ഥാപിച്ചവരോട് ഓരോ തവണ പോകുമ്പോഴും പേരും സ്ഥലവും കാര്യങ്ങളും തിരക്കി മനസ്സിലാക്കും. മറവി അഭിനയിക്കുന്നതായിരുന്നില്ല അദ്ദേഹം. അതുകൊണ്ട് തന്നെ വീണ്ടും വിശദീകരിക്കുന്നവര്‍ക്ക് ആ ചോദ്യത്തില്‍ മുഷിപ്പ് തോന്നാറുമില്ല. എണ്ണവിളക്കിന്റെയും വെളിച്ചെണ്ണയില്‍ എരിയുന്ന പന്തത്തിന്റെയും മഞ്ഞളിന്റെയും ചന്ദനത്തിന്റെയും ഗന്ധം അനുഭവപ്പെടുമ്പോള്‍ ശരീരത്തിലെ മുഷിപ്പും ചുളിവുകളുമൊക്കെ മാറി ഒരുന്മേഷം വന്നുചേരും. കുട്ടിക്കാലത്തെ തെയ്യാനുഭവങ്ങളുടെ ഗന്ധം അത്രയും ആഴത്തിലായിരിക്കും ആളുകളില്‍ വേരിറക്കിയിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ മനസ്സുള്ളിടത്തോളം അഭാവത്തിലും അത് ഭാവമാര്‍ന്ന് ഉള്ളകത്തെ മനോഹരമാക്കിക്കൊണ്ടേയിരിക്കും. ജനങ്ങളുടെ ആധിയും വ്യാധിയും മാറ്റാനിറങ്ങിയവര്‍ ഇല്ലാതായപ്പോള്‍ തെയ്യമായി കുടിയിരുത്തി അവിടെ സങ്കടങ്ങള്‍ ഉണര്‍ത്തിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരുടെ പിന്മുറ. കുന്നച്ചേരിയിലെ പുതിയോതിയും മാട്ത്തിങ്ങീലിലെ വൈരജാതനും എല്ലാം ചേര്‍ന്ന കാത്തിരിപ്പിന്റെ സുഖമായിരുന്നു നാട്ടാര്‍ക്ക് തെയ്യം. ഓരോരുത്തര്‍ക്കും അവര്‍ക്കടുത്തുള്ള തെയ്യത്തെപ്പറ്റി ഇങ്ങനെ പലതും പറയാനുണ്ടാകും. അതില്‍ യാഥാര്‍ത്ഥ്യവും മിത്തും ജീവിതവും അറിവും എല്ലാമുണ്ടാകും. മഞ്ഞള്‍ക്കുറി മണമുള്ള മഹാമനുഷ്യന്‍ എന്നിലേക്ക് കയറിവന്നത് വീടിനടുത്തുള്ള മാടത്തിന്‍ കീഴ് വൈരജാത ക്ഷേത്രത്തിലേക്കുള്ള തൊഴുതു വരവോടെയാണ്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിയെ സര്‍വ്വാഗം തൊഴുത് നമസ്‌കരിച്ച് പ്രസാദമായി ലഭിക്കുന്ന ചന്ദനം നെറ്റിയിലും കഴുത്തിലും മാറിലും കൈയിലുമെല്ലാം പൂശി തെയ്യത്തിന്റെ വീരത്തെ ശരീരത്തിലേക്കാവാഹിച്ച് ദൃഷ്ടിയെ പുരികങ്ങള്‍ക്കിടയിലുറപ്പിച്ചുള്ള തൊഴുത് മടക്കം ഓട്ടമാണ്. പയ്യന്നൂര് നിന്നും തൃക്കരിപ്പൂരിലേക്കുള്ള കടവ് എത്തുന്നത് വരെ ഏതാണ്ട് ഏഴ് കിലോമീറ്ററോളം കുറച്ച് സാവധാനത്തിലുള്ള ഓട്ടമാണെങ്കിലും കൂടെയോടിയെത്താന്‍ വിഷമമാണ്. ലോക്ക്ഡൗണ്‍ കാലം കുഞ്ഞുങ്ങളോട് ചെയ്യുന്നത് ഷാനി അനസ് കടവ് കടന്ന് തോണിയിറങ്ങിയാല്‍ പിന്നെ അഞ്ചടിയോളമുള്ള വയറൊക്കെ ചാടി തടിച്ച് കുറുകിയ ആ കറുത്ത സുന്ദരമനുഷ്യന്റെ തുടര്‍ന്നങ്ങോട്ടു ക്ഷേത്രത്തിലേക്കുള്ള ഒന്നര കിലോമീറ്ററോളം ദൂരം പൊരിവെയിലത്ത് പാടവരമ്പിലൂടെയുള്ള ആ ഓട്ടം. തൊഴുതുവരവ് കാണാന്‍ നാട് മുഴുവനുമുണ്ടാകും. കൊത്തമ്പാരി വെള്ളവും തിനയരി കഞ്ഞിയും കഴിച്ചുള്ള മൗനമായുള്ള നോറ്റിരിപ്പ്. പ്രത്യേകം തയ്യാറാക്കിയ ഓലപ്പുരയില്‍ തലയില്‍ വെള്ളമുണ്ടിട്ട് വെള്ളി കെട്ടിയ രുദ്രാക്ഷമാല മടക്കുകളായി കഴുത്തിലണിഞ്ഞ് കുത്തുവിളക്ക് കത്തിച്ചുവച്ച് ദൃഷ്ടി ഭ്രൂമധ്യത്തിലാക്കി കണ്ണാടിയില് നോക്കിയുള്ള ആ ഇരിപ്പ്. കൂട്ടിനായി- ഒരു പരികര്‍മ്മിയുണ്ടാകും. നോറ്റിരിക്കുന്നതെന്തിനാണ് എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി നാല്പത്തിയൊന്ന് ദിവസം വ്രതമിരുന്നാല്‍ തെയ്യമായി മാറുമെന്ന മുതിര്‍ന്നവരുടെ ഉത്തരം കേട്ട് വിളക്ക് വെച്ച് കണ്ണാടിയില്‍ നോക്കിയിരുന്നിട്ടുള്ള ബാല്യം. കരുണമൂര്‍ത്തിയെ അനുകരിച്ച് അങ്ങനെ ചെയ്ത കുട്ടികള്‍ക്കല്ലാം അമ്മയുടെയോ വീട്ടിലെ മുതിര്‍ന്ന മറ്റാരുടെയങ്കിലുമോ കൈയുടെ ചൂടറിഞ്ഞിട്ടുണ്ടാകും. കുസൃതിയായ കുട്ടികള്‍ വിശ്വാസത്തോടെ മനസ്സിരുത്തി അങ്ങനെ ചെയ്താല്‍ തെയ്യം വീട്ടില്‍ കുടിയിരിക്കും എന്ന വിശ്വാസം പിന്തുടരുന്നത് കൊണ്ടാണ് മുതിര്‍ന്നവരുടെ കൈച്ചൂടറിഞ്ഞിരുന്നത്. എന്തിലേക്കെങ്കിലും ശ്രദ്ധയെ നിലനിറുത്തി കുറെ സമയം നോക്കിയിരുന്നാല്‍ ഒരു സുഖവും സമാധാനവുമൊക്കെ അനുഭവിക്കാന്‍ പറ്റുമെന്ന് സ്‌കൂളില്‍ പോകുന്നതിന് മുമ്പേ ഒന്നും പറയാതെ ഞങ്ങളെ പഠിപ്പിച്ച ഒരു മനുഷ്യന്‍. വ്രതമിരിക്കുന്ന കരുണമൂര്‍ത്തിയെ പോലുള്ളവരെ നോറ്റിരിക്കുന്ന ഒരു സമൂഹമാണ് തെയ്യത്തെ വൈകാരികമായും വൈചാരികമായും ചേര്‍ത്തുനിര്‍ത്തിയ അള്ളടദേശക്കാര്‍. തെയ്യത്തിന് മുഖത്തെഴുതുമ്പോള്‍ ശ്വാസമടക്കി അതിലെ ഓരോ വരകളും നോക്കിയിരിക്കുന്നവര്‍. കോലക്കാരന്‍ തോറ്റം പാട്ട് പാടുമ്പോള്‍ ഉള്ളില്‍ അത് ചൊല്ലി തൃപ്തിയടയുന്നവര്‍. ആ ജനത അങ്ങനയായിരുന്നു. പെരുങ്കളിയാട്ടങ്ങളില്‍ പ്രധാനദേവതകളെ കെട്ടിയാടിയ, ഭഗവതിമാരയും വൈരജാതനെയും കെട്ടിയുറഞ്ഞാടി നാടിനും പൈതങ്ങള്‍ക്കും ഗുണം വരുത്തണേ എന്ന് അനുഗ്രഹിച്ചരുളിയ ആ മനുഷ്യന്‍ കാല്‍ഞരമ്പ് പോട്ടി വേദനയോടെ ഒരു കാല്‍ വലിച്ചുകൊണ്ടായിന്നു അവസാനകാലത്ത് നടന്നിരുന്നത്. യൗവ്വനത്തില്‍ കളിയാട്ടക്കാവില്‍ ഉറഞ്ഞുതുള്ളിയ പലരുടയും ജീവിതകഥ ഇതിനു സമാനമാണ്. പരുങ്കളിയാട്ടം കെട്ടിയാടിയ ഏതെങ്കിലും കഴകക്കാരോട് സഹായം ചോദിച്ചാല്‍ ചികിത്സ നടത്താന്‍ പറ്റുമല്ലോ എന്ന് ചോദിച്ചവരോട്- ഞാന്‍ എന്റെ കര്‍മ്മം മാത്രമാണ് ചെയ്തത്. അതിന്റെ പേരില്‍ ആരോടും ഒന്നും ആവശ്യപ്പെടരുത് എന്നു പറഞ്ഞ് അമ്പത്തിരണ്ടാം വയസ്സില്‍ നമ്മെ കടന്നുപോയ കോലപ്പെരുമാന്. മിണ്ടാന്‍ അവസരങ്ങള്‍ ഒരുപാടുണ്ടെങ്കിലും കരുണമൂര്‍ത്തിയെ കാണുമ്പോള്‍ അതിന് മുതിരാതെ കണ്ണില്‍ വിനയവും ബഹുമാനവും വിളങ്ങുന്ന മനുഷ്യര്‍. കരുണമൂര്‍ത്തിയോട് നമസ്‌കാരം പറയുമ്പോള്‍ കൈകൂപ്പി നമസ്‌കാരം മടക്കുന്ന മണ്ണോടൊട്ടി ജീവിച്ച ഒരു മനുഷ്യനെ അനുഭവമാകുമായിരുന്നു. കഷ്ടപ്പാടിലും ആരുടെ മുന്നിലും സഹായമഭ്യര്‍ത്ഥിച്ച് ചെല്ലാന്‍ തുനിയാതിരുന്ന സമ്പന്നന്‍. എന്തിനെയും പണംകൊടുത്ത് വാങ്ങുന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതത്തെ വില്പനയ്ക് വെക്കാത്ത വിനയവാന്‍. ഇങ്ങനെ പലതുമായിരുന്നു തെക്കുംകര കണ്ണന്‍ കരുണമൂര്‍ത്തി. ആ മഹാമനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപ്പുകൈയോടെ സ്മരണാഞ്ജലി. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. വൈകീട്ട് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഭഗവതിക്കൊപ്പം അരുവായിക്ക് ആനച്ഛന്തം തീര്‍ക്കാന്‍ വിവിധ പൂരാഘോഷകമ്മറ്റികളില്‍ നിന്നായി.. മനുഷ്യനോട് വളരെ ഇണങ്ങുന്നതും വിശ്വസ്‌തതയും സ്നേഹവും പുലർത്തുന്നതുമായ ജീവിയാണ് വളർത്തുനായ. അങ്ങനെയൊരു മിണ്ടാപ്രാണിയെ വാഹനത്തിൽ ബന്ധിച്ചശേഷം അതിവേഗത്തിൽ വാഹനമോടിച്ച് ക്രൂരമായി കൊലചെയ്യുന്ന അതിഹീനവും ക്രൂരവുമായ പ്രവൃത്തികളെക്കുറിച്ച് ചില വാർത്തകൾ വന്നിരുന്നു. വന്യജീവികളിൽ നിന്ന് കൃഷി സംരക്ഷിക്കാനെന്ന പേരിൽ 'ഗുണ്ടു"കൾ പൊട്ടിച്ച് കാട്ടാനകളെയും വന്യജന്തുക്കളെയും ദാരുണമായി കൊല ചെയ്യുന്ന സംഭവങ്ങളുമുണ്ട്. മൃഗങ്ങളെ വേട്ടയാടി മാംസക്കച്ചവടം നടത്തി ജീവിക്കുന്ന ചിലർ ഇന്നും നമുക്കിടയിലുണ്ടെന്നതും വസ്തുതയാണ്. പക്ഷിമൃഗാദികളോടുള്ള ക്രൂരത വർദ്ധിച്ചതും വേട്ടയാടൽ നിയന്ത്രണാതീതമായി ഉയർന്നതും അവയെ വമ്പിച്ച കച്ചവടച്ചരക്കാക്കി മാറ്റിയതുമാണ് വന്യജീവികളുടെ എണ്ണം അപ്രതീക്ഷിത തോതിൽ കുറയാൻ പ്രധാന കാരണങ്ങൾ ഈ സാഹചര്യത്തിലാണ് മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനും വന്യമൃഗ സംരക്ഷണത്തിനുമായി 1960ൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും 1972ൽ വന്യജീവി സംരക്ഷണ നിയമവും നിലവിൽ വന്നത്. നിയമപ്രകാരം മൃഗങ്ങളോടുള്ള ക്രൂരതയെന്നാൽ ഏതെങ്കിലുമൊരു മൃഗത്തെ അടിക്കുക, തൊഴിക്കുക, ക്രമാതീതമായ രീതിയിൽ ഓടിക്കുക, തളർത്തുക, തത്‌ഫലമായി ആ മൃഗത്തിന് സഹിക്കാൻ കഴിയുന്നതിൽ കൂടുതൽ വേദനയുണ്ടാക്കുക; പ്രായാധിക്യത്തിലോ മറ്റോ ക്ഷീണിച്ചതോ, ദുർബലമായതോ, മുറിവ് പറ്റിയതോ, പണിയെടുക്കാൻ പറ്റാത്ത സ്ഥിതിയിലായതോ ആയ മൃഗത്തെ കൊണ്ട് പണിയെടുപ്പിക്കുക; മതിയായ കാരണമില്ലാതെ മനഃപൂർവം ആരോഗ്യത്തിന് ഹാനികരമായ മരുന്ന് നൽകുക; മൃഗങ്ങൾക്ക് സഹിക്കാൻ കഴിയാത്ത വിധത്തിൽ വേദനയുണ്ടാക്കുന്ന രീതിയിൽ കുത്തിനിറച്ച് വണ്ടിയിൽ കൊണ്ടുപോകുക; മൃഗങ്ങൾക്ക് ചലിക്കാനാകാത്ത രീതിയിൽ കൂട്ടിലിടുക; ദീർഘനേരത്തേക്ക് നീതീകരണമില്ലാത്തവിധത്തിൽ മൃഗങ്ങളെ ചങ്ങലയിലോ കയറിലോ കെട്ടിയിടുക; ആവശ്യമുള്ള തീറ്റയും വെള്ളവും നൽകാതിരിക്കുക; പകർച്ചവ്യാധിയോ അതുപോലുള്ള രോഗമോ പിടിപെട്ട മൃഗങ്ങളെ മനഃപൂർവം അഴിച്ചുവിടുക ഇവയെല്ലാം മൃഗങ്ങളോടുള്ള ക്രൂരതയുടെ നിർവചനത്തിൽപ്പെടുന്നു. ഇങ്ങനെയുള്ള കുറ്റം തെളിഞ്ഞാൽ മൂന്നുമാസം വരെ തടവും പിഴയും കുറ്റക്കാർക്ക് ലഭിക്കുവാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാൽ തരുന്ന (കറവയുള്ള) പശു ഉൾപ്പെടെയുള്ള മൃഗങ്ങളെ പാലിന്റെ ലഭ്യത വർദ്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്തെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്ക് രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. മൃഗങ്ങളുടെ കൊമ്പ് മുറിക്കൽ, വരിയുടയ്‌ക്കൽ, ചാപ്പകുത്തൽ, മൂക്ക് കയറിടൽ, അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്‌ക്കളെ ചട്ടങ്ങൾക്ക് വിധേയമായി നശിപ്പിക്കൽ എന്നിവ മൃഗങ്ങളോടുള്ള ക്രൂരതയിൽ പെടുന്നവയല്ല. വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ വന്യമൃഗസംരക്ഷണ നിയമത്തിലെ ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. അതുപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ രേഖാമൂലമുള്ള ഉത്തരവനുസരിച്ച് മനുഷ്യജീവന് ഭീഷണിയുള്ള വന്യമൃഗങ്ങളെയും തീരാരോഗത്താലോ അവയവങ്ങൾ തകർന്നതോ ആയ വന്യമൃഗങ്ങളെയും വേട്ടയാടാം. വന്യമൃഗ സംരക്ഷണനിയമം പട്ടിക രണ്ട്, മൂന്ന്, നാല് എന്നിവയിൽ വിവരിക്കുന്ന വന്യമൃഗങ്ങളെ അവ മനുഷ്യജീവനോ, കൃഷിവിളകൾക്കോ ഭീഷണിയെന്ന് ബോദ്ധ്യപ്പെട്ടാൽ ബന്ധപ്പെട്ട വനപാലകന്റെ നിർദ്ദേശപ്രകാരം വേട്ടയാടാം. സ്വയരക്ഷയ്‌ക്കോ മറ്റാരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയോ നിയമാനുസരണം ഒരു വന്യമൃഗത്തെ കൊല്ലുകയോ മുറിവേല്പിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. അങ്ങനെ മുറിവേല്പിക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന മൃഗവും അതിന്റെ കൊമ്പിൽ നിന്നോ തോലിൽ നിന്നോ മറ്റ് ശരീരഭാഗങ്ങളിൽ നിന്നോ ഉത്‌പാദിപ്പിക്കുന്ന വസ്തുവകകളും സർക്കാർ വകയായി കണക്കാക്കുന്നതാണ്. വന്യജീവിസംരക്ഷണ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. കുറ്റംചെയ്തവരെ വനംവകുപ്പ് ഉദ്യോഗസ്ഥനോ, സബ് ഇൻസ്പെക്ടറുടെ പദവിയിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോ വാറണ്ട് കൂടാതെ കസ്റ്റഡിയിലെടുക്കാനും നിയമലംഘനവുമായി ബന്ധപ്പെട്ട വസ്തുവകകൾ പിടിച്ചെടുത്ത് നടപടികൾ സ്വീകരിക്കാനും അധികാരമുണ്ട്. കുറ്റം തെളിഞ്ഞാൽ മൂന്നുമുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സർക്കാർ നീക്കം ഫലം കണ്ടില്ല സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക കോട്ടയം എം.ജി.സര്‍വകലാശാലയില്‍ അധ്യാപകനെ നീക്കി ഗവേഷകയുടെ സമരത്തില്‍ സമവായം കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക വ്യക്തമാക്കി. നന്ദകുമാറിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നുമാണ് പുതിയ ആവശ്യങ്ങള്‍. രാവിലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നാനോ സെന്ററിന്റെ ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസിന് കൈമാറിയത്. ഗവേഷകയുടെ പരാതികള്‍ പരിശോധിക്കാന്‍ നാലംഗ സമിതിയെയും ഗവേഷകയുടെ പഠനപുരോഗതി അവലോകനം ചെയ്യാന്‍ അധ്യാപകരുടെ ആറംഗ സംഘത്തെയും സിന്‍ഡിക്കേറ്റ് നിയോഗിച്ചു. ഈ തീരുമാനങ്ങള്‍ ഒന്നും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. സമരവും അവസാനിപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റിയത്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കാനിരിക്കെയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഇതിനിടെ വൈസ് ചാന്‍സലര്‍ സാബു തോമസ് ഗവര്‍ണറെ നേരിട്ടുകണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. പറയാനാഗ്രഹിച്ച,പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ ഓര്‍മകള്‍ മനസ്സിലിട്ടു താലോലിക്കുന്നതെനിക്കിഷ്ടമല്ല നഷ്ടങ്ങളുടെ ധ്വനിയാണവയ്ക്ക് പക്ഷെ അതെല്ലായിപ്പോഴും എന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു തടയാന്‍ എനിക്കാവുന്നില്ല സുഖമാണോ നിനക്ക് എത്ര നാളുകളായി നാം തമ്മില്‍ സംസാരിച്ചിട്ട് നീയറിയുന്നുവോ എന്റെ മൌനത്തിന് നീ പോയതിനോളം പഴക്കമുണ്ട്.എന്റെ സ്വപ്നങ്ങള്‍ക്കിപ്പോഴും നിന്റെ മുഖഛായയുണ്ട്.മാധുര്യമുള്ള ഒരോര്‍മയായി നിന്റെ വാക്കുകളിലെ ശീതളിമയെ ഞാനിപ്പോഴും മനസ്സിലേറ്റുന്നു.എന്തിനു വേണ്ടിയെന്നു നീ ചോദിച്ചേക്കാം ഒന്നും മനപ്പൂര്‍വമല്ലെന്നു മാത്രമെനിക്കറിയാം.പണ്ടെന്നോ ഒരുനാള്‍ ഉയരങ്ങളിലേക്കു പറന്നിറങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു നീ പറഞ്ഞിരുന്നു പരാജയങ്ങള്‍ക്കു മുന്നിലും അടി പതറരുതെന്ന് എന്നെ പടിപ്പിച്ച എന്റെ അജ്ഞാത സുഹൃത്തെ നിനക്കു നന്ദി “സ്വപ്നങ്ങളില്ലാത്തൊരുറക്കം വേണമെന്ന് ഞാന്‍ വാശിപിടിച്ചു അന്നു ദൈവമെന്നെ കൊന്നു ” അഭിനേതാക്കള്‍ പ്രേം നസീര്‍ ,ഭവാനി,ജയന്‍,വിധുബാല,രവികുമാർ,സീമ,എം ജി സോമന്‍,ജയഭാരതി,ജോസ് പ്രകാശ് ,പ്രേംജി,കനകദുർഗ്ഗ,കുതിരവട്ടം പപ്പു,നെല്ലിക്കോട് ഭാസ്കരൻ,പ്രതാപചന്ദ്രൻ,വഞ്ചിയൂർ രാധ,ഫിലോമിന,വള്ളത്തോൾ ഉണ്ണികൃഷ്ണൻ ഗായകര്‍ കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,പി സുശീല ഇണക്കമോ പിണക്കമോ കെ ജെ ജോയ്‌ കെ വിജയന്‍ കെ ജെ യേശുദാസ് നീള്‍മിഴിത്തുമ്പില്‍ കെ ജെ ജോയ്‌ കെ വിജയന്‍ പി ജയചന്ദ്രൻ പാടും രാഗത്തില്‍ കെ ജെ ജോയ്‌ കെ വിജയന്‍ പി ജയചന്ദ്രൻ പ്രഭാതമേ കെ ജെ ജോയ്‌ കെ വിജയന്‍ കെ ജെ യേശുദാസ് രാധാ ഗീതാഗോവിന്ദ കെ ജെ ജോയ്‌ കെ വിജയന്‍ പി സുശീല ഹോസ്റ്റലിൽ അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി.കല. കണ്ടതിനെക്കുറിച്ചെല്ലാം വാചാലമായി സംസാരിക്കുന്ന ഒരു തെറിച്ച പെണ്ണ്. ലക്ഷ്മിയുടെ നാടൻ ചലനങ്ങളെയും ഗ്രാമീണ സങ്കല്പങ്ങളെയും കല തരം കിട്ടുമ്പോഴെല്ലാം കളിയാക്കും. ഹോസ്റ്റലിലെ വാച്ച്മാനാണു ഗോപാലൻ. മരണാനന്തര ജീവിതത്തെക്കുറിച്ച് എപ്പോഴും വാ തോരാതെ സംസാരിക്കുന്ന മദ്ധ്യവയസ്കൻ. ഗോപാലൻ ഒരു ദിവസം അസാധാരണമായ ഒരു രൂപത്തെ കണ്ട് പേടിക്കുന്നു.അവൻ അതിനെക്കുറിച്ച് കണ്ടവരോടെല്ലാം പറഞ്ഞു. കേട്ടവരെല്ലാം അവനെ കളിയാക്കി. പക്ഷേ ആ ഹോസ്റ്റലിൽ അസാധാരണമായ ചിലതു സംഭവിക്കുന്നുണ്ടായിരുന്നു.ഗ്രാമീണയായ ലക്ഷ്മി ഒരു ദിവസം പൊടുന്നനെ നാഗരിക യുവതിയായി മാറി. ചലനങ്ങളിൽ അണിഞ്ഞൊരുങ്ങലിൽ എല്ലാം.ഹോസ്റ്റലിൽ ഇതൊരു സംഭാഷണമായി മാറി.കല കാര്യമെന്തെന്നറിയാതെ കുഴങ്ങി. ലക്ഷ്മിയുടെ ചലനങ്ങൾ കലയിൽ മറ്റൊരാളുടെ ശക്തമായ ഓർമ്മകളുണർത്തി. മരിച്ചു പോയ ലിസയുടെ – പക്ഷേ അവളുടെ മനസ്സ് വിശ്വാസാവിശ്വാസങ്ങളുടെ നേർത്ത നൂലിൽക്കിടന്ന് ഊഞ്ഞാലാടുകയായിരുന്നു. ഏതാണ് ശരി ഏതാണ് തെറ്റ് ? ഇതിനിടയിൽ നഗരത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടു കൊലപാതകങ്ങൾ നടക്കുന്നു.കലയുടെ കാമുകനായ ക്രൈബ്രാഞ്ച് ഡിറ്റക്ടീവ് ലക്ഷ്മിയിൽ കൊലപാതകക്കുറ്റം കണ്ടെത്തുകയാണ്. INDvNZ ഞാന്‍ ഭാഗ്യവാനാണ്, ദ്രാവിഡിനെ എനിക്ക് നേരത്തെ അറിയാം പ്രതീക്ഷകള്‍ പങ്കുവച്ച് കെ എല്‍ രാഹുല്‍ പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ (Rohit Sharma) ക്യാപ്റ്റനും. ജയ്പൂര്‍: ബുധനാഴ്ച്ചയാണ് ന്യൂസിലന്‍ഡിനെതിരായ (INDvNZ) ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് (Rahul Dravid) ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ (Rohit Sharma) ക്യാപ്റ്റനും. കിവീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിലര്‍ക്ക് വിശ്രമം നല്‍കിയിരുന്നു. വിരാട് കോലി (Virat Kohli രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരാണ് അക്കൂട്ടത്തില്‍ പ്രമുഖര്‍. ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ തുടങ്ങിയ താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഹാര്‍ദിക്കിനെ ഒഴിവാക്കിയത് ചര്‍ച്ചയായി. ലോകകപ്പില്‍ ബാറ്റും കൊണ്ടും ബൗളും കൊണ്ടും കാര്യമായൊന്നും ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഹാര്‍ദിക്കിന് സ്ഥാനം നഷ്ടമായതിനെ കുറിച്ച് സംസാരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul താരത്തിന് തിരിച്ചെത്താന്‍ കഴിയുമെന്നാണ് രാഹുല്‍ പറയുന്നത്. കൂടാതെ ദ്രാവിഡിനെ കുറിച്ചും രാഹുല്‍ വാചാലനായി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍ ഹാര്‍ദിക് പാണ്ഡ്യ ഒഴിവാക്കപ്പെട്ടതാണോ എന്ന് പോലും എനിക്കറിയില്ല. ഇനിയങ്ങനെ അങ്ങനെയാണെങ്കില്‍ തിരിച്ചുവരാനുള്ള കഴിവ് അവനുണ്ട്. അതിന് എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍ദിക്കിന് കൃത്യമായി അറിയാം. വിവേകത്തോടെ ചിന്തിക്കുന്ന ക്രിക്കറ്റാണ് ഹാര്‍ദിക് രാഹുല്‍ പറഞ്ഞു. വൈസ് ക്യാപ്റ്റനായുള്ള പുതിയ ചുമതലയെ കുറിച്ചും 29-കാരന്‍ സംസാരിച്ചു ശരിയാണ് എനിക്ക് അധിക ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. ഡ്രസിംഗ് റൂമില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കുകയെന്നുള്ളതാണ് പ്രധാനം. രാഹുല്‍ ദ്രാവിഡ് പരശീലകനായി എത്തുന്നുവെന്നുള്ള പ്രത്യേകതയുമുണ്ട് ദ്രാവിഡിന് കീഴില്‍ പരിശീലിക്കാന്‍ ലഭിക്കുന്നത് ഭാഗ്യമാണെന്നും രാഹുല്‍ വ്യക്തമാക്കി എനിക്ക് ദീര്‍ഘകാലമായി ദ്രാവിഡിനെ അറിയാം. അദ്ദേഹത്തിന് കീഴില്‍ ഞാന്‍ പരിശീലിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കൗമാരകാലത്ത് തന്നെ അദ്ദേഹത്തിന്റെ ശ്രദ്ധ നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നെപോലെ ഒരുപാട് പേരെ അദ്ദേഹം സഹായിക്കുന്നു. ദ്രാവിഡ് വീണ്ടുമെത്തുമ്പോള്‍ ഞാനടക്കമുള്ള താരങ്ങള്‍ താരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടാവുമെന്ന് കരുതുന്നു. ദ്രാവിഡ് പരിശീലകനായിിരക്കുമ്പോള്‍ എനിക്ക് ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സുഖകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ദ്രാവിഡന് സാധിക്കും താരം പറഞ്ഞുനിര്‍ത്തി. കാരണമൊന്നും പറയാതെ ബറോഡയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ക്രുനാല്‍ പാണ്ഡ്യ IND v NZ അക്സറിന് റെക്കോര്‍ഡ് നേട്ടം, എന്നിട്ടും സഹതാരങ്ങള്‍ കളിയാക്കുന്നുവെന്ന് അക്സര്‍ IND v NZ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടും അക്സറിന് പറ്റിയ ഒരേയൊരു പിഴവ് ചൂണ്ടിക്കാട്ടി വസീം ജാഫര്‍ ദക്ഷിണാഫ്രിക്കയിലെ കൊറൊണ വകഭേദം; നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര നീട്ടിവെച്ചു IND v NZ അക്സറിന് പിന്നില്‍ രണ്ടാമനായിട്ടും വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് അശ്വിന്‍ Farm laws കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാൻ പാർലമെന്‍റ്; ബില്‍ നാളെ പാസാക്കും, ഇന്ന് സര്‍വ്വകക്ഷിയോഗം Omicron ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, യാത്രാനിയന്ത്രണം കർശനമാകും Nursing Excellence Award മഹാമാരിയിലെ സ്നേഹപരിചരണം; ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണം ഇന്ന് Kerala Rains ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും holy mass കര്‍ദ്ദിനാള്‍ മുന്നോട്ട്; ആസ്ഥാനകാര്യാലയത്തിൽ 10 മണിക്ക് പുതുക്കിയ കുര്‍ബാന, പ്രതിഷേധവും തുടരുന്നു മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടുപോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതകളും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ജ്ഞാനപീഠ പുരസ്‌കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്‌കാരവും ചലച്ചിത്രസപര്യാപുരസ്‌കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം വാരാണസി (നോവലുകള്‍ ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്‌സ് മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്‌സ് എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്‌സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍. വെള്ളിക്കൊലുസ് എത്ര പവന്‍? സ്ത്രീധനം കുറഞ്ഞതില്‍ ഭര്‍ത്തൃപിതാവിന്റെ നിരന്തര പരിഹാസം: മനം നൊന്ത് ഒടുവിൽ രേവതി ആത്മഹത്യ ചെയ്തു. ഡയറിയില്‍ നിറയെ കേള്‍ക്കേണ്ടി വന്ന കുത്തുവാക്കുകള്‍ Kerala Speaks വെള്ളിക്കൊലുസ് എത്ര പവന്‍? സ്ത്രീധനം കുറഞ്ഞതില്‍ ഭര്‍ത്തൃപിതാവിന്റെ നിരന്തര പരിഹാസം: മനം നൊന്ത് ഒടുവിൽ രേവതി ആത്മഹത്യ ചെയ്തു. ഡയറിയില്‍ നിറയെ കേള്‍ക്കേണ്ടി വന്ന കുത്തുവാക്കുകള്‍ കുണ്ടറ: ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനമാണ് രേവതി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍. നിര്‍ദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ രേവതിയെ വേദനിപ്പിച്ചിരുന്നു. രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച്‌ സൈജുവിന്റെ പിതാവ് പതിവായി കളിയാക്കുമായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വര്‍ണ്ണക്കൊലുസ് വാങ്ങി നല്‍കി. പിന്നീട് സ്വര്‍ണ്ണമാലയെച്ചൊല്ലിയായി പീഡനം. രേവതി ഭര്‍ത്താവിന് അവസാനം അയച്ച വാട്ട്സ്‌ആപ്പ് മെസേജിലും ഭര്‍ത്തൃപിതാവിന്റെ പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്. സൈജുവിന്റെ സഹോദരന്റെ ഭാര്യയും ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനം കാരണം സ്വന്തം വീട്ടിലാണ് കഴിയുന്നത്. സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്. ‘എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്ബത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല…’ പിന്നീട് സൈജു ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എടുക്കാതിരുന്നതോടെ രേവതിയുടെ അമ്മയെ വിളിച്ച്‌ പറഞ്ഞു. അമ്മ ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. രേവതി വീട്ടില്‍ നിന്നിറങ്ങിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് അമ്മ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിലെത്തി. അവിടെ പൊലീസുകാര്‍ കല്ലടയാറ്റില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു. യുവതിയുടെ ചിത്രം കാണിച്ചതോടെ പൊട്ടിക്കരച്ചിലായി. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleബാർകോഴ കേസിൽ കെ എം മാണിയെ അർദ്ധ രാത്രിയിൽ അറസ്റ്റ് ചെയ്യുവാൻ ഇടതു ഭരണകൂടം ശ്രമിച്ചു? ശക്തമായ തെളിവുകൾ ശേഖരിക്കാതെ മാണിയെ അറസ്റ്റ് ചെയ്യുന്നതിനെ എതിർത്തതു മൂലം ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായി? തനിക്കെതിരെ സർക്കാർ നടത്തിയ അറസ്റ്റ് നീക്കം യുഡിഎഫിലേക്ക് തിരികെ പോകുവാൻ കെഎം മാണിയെ പ്രേരിപ്പിച്ചു? വിവാദങ്ങൾ അവസാനിപ്പിക്കാതെ ബാർകോഴ കേസ് കേരള രാഷ്ട്രീയത്തിൽ അലയടിക്കുമ്പോൾ… എ സി വേണ്ട, ഉള്ളില്‍ കുഞ്ഞന്‍ കുളമുണ്ട്! 20 ലക്ഷം രൂപയ്ക്ക് സ്വര്‍ഗം പോലൊരു ഇരുനില പ്രകൃതിവീട്! – ദ് ബെറ്റർ ഇൻഡ്യ വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂളും ഒരുക്കിയിട്ടുണ്ട് എ സി വേണ്ട, ഉള്ളില്‍ കുഞ്ഞന്‍ കുളമുണ്ട്! 20 ലക്ഷം രൂപയ്ക്ക് സ്വര്‍ഗം പോലൊരു ഇരുനില പ്രകൃതിവീട്! ഗ്രാമീണത്തനിമയില്‍ ഒരു ‘ഇഷ്ടിക വീട്’, ചുറ്റും ജൈവ ഭക്ഷ്യവനം, എന്നാല്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പടെ സകല ആധുനിക സൗകര്യങ്ങളും കിടിലന്‍ നടുമുറ്റവും നെല്‍പ്പാടവും…വിസ്മയ വീടിന്‍റെ കഥ ഇങ്ങനെ… ന ഗരത്തിലെ തിരക്കുപിടിച്ച, വികസിതമെന്ന് കരുതുന്ന ജീവിതം മതിയാക്കി, സ്വന്തം നാടിന്‍റെ തനിമയിലേക്ക് തിരിച്ചുപോയി, സ്വപ്‌നങ്ങളിലെ ജീവിതം നയിക്കുന്ന കഥയാണ് വിത്തല്‍ ദുപാരെ എന്ന 66-കാരന്‍റേത്. മുംബൈയില്‍ നിന്നും രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാല്‍ പച്ചപ്പ് നിറഞ്ഞ വാഡ ഗ്രാമത്തിലെത്താം. പല്‍ഗാര്‍ ജില്ലയിലെ ഈ ഗ്രാമത്തിലാണ് അത്യന്തം വിസ്മയകരമെന്ന് സകലരും വിശേഷിപ്പിക്കുന്ന വിത്തലിന്‍റെ വീട് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണത്തനിമയുള്ള, എന്നാല്‍ സുസ്ഥിര വാസ്തുകലയുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തി, പ്രകൃതിയില്‍ വരച്ചിട്ട അതിഗംഭീര ചിത്രം പോലെയാണ് ഈ വീട്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സകല സൗന്ദര്യവും ആവാഹിച്ചെടുത്ത് പണിത വിസ്മയ ഭവനമെന്ന് ഒറ്റ നോട്ടത്തില്‍ പറയാം ഇതിനെ. “പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള തരത്തില്‍ വീട് പണിയുന്നതിലാണ് സുസ്ഥിരതയുടെ തുടക്കം. ആ വീടിന്‍റെ ചുറ്റുപാടുകളില്‍ നിന്നുമായി പൂര്‍ണഗുണസമ്പന്നമായ, ആരോഗ്യദായകമായ ഒരു ജീവിതശൈലി സ്വീകരിക്കുമ്പോഴാണ് അത് സാര്‍ത്ഥകമാകുന്നത്,” ദുപാരെ പറയുന്നു. പ്രമുഖ ഡിസൈന്‍ സംരംഭമായ ഐ സ്റ്റുഡിയോയില്‍ നിന്നുള്ള മൂന്ന് ആര്‍ക്കിടെക്റ്റുകളുടെ സംഘമാണ് ഈ വീടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബ്രിക് ഹൗസ് എന്നായിരുന്നു പ്രോജക്റ്റിന് അവര്‍ നല്‍കിയ പേര്. 2011-ല്‍ പണി തടങ്ങി, വീട് പൂര്‍ത്തിയായത് 2014-ലാണ്. വീടിന്‍റെ ഡിസൈന്‍ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പ്രശാന്ത് ദുപാരെ എന്ന ആര്‍ക്കിടെക്റ്റായിരുന്നു. നിരവധി ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള പ്രശാന്തിനെ സംബന്ധിച്ചിടത്തോളം ഈ വീട് അല്‍പ്പം ‘സ്‌പെഷ’ലായിരുന്നു. കാരണം ഇതുണ്ടാക്കിയത് സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടിയാണെന്നതു തന്നെ. അവര്‍ക്കായുള്ള പ്രശാന്തിന്‍റെ സമര്‍പ്പണമായിരുന്നു ബ്രിക്ക് ഹൗസ്. “ഈ ഗ്രാമത്തിലാണ് എന്‍റെ അച്ഛനും അമ്മയും അവരുടെ കുട്ടിക്കാലം ചെലവഴിച്ചത്. അതിനാല്‍ തന്നെ എപ്പോഴും അവര്‍ക്കിത് മിസ് ചെയ്യുന്നുണ്ടായിരുന്നു. മുംബൈയിലായിരുന്നു പിന്നീടുള്ള ജീവിതമെങ്കിലും അവര്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത് ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കിനെ കുറിച്ചും പ്രകൃതിയില്‍ ലയിച്ച് അവിടെയൊരു ജീവിതം നയിക്കുന്നതിനെ കുറിച്ചുമെല്ലാമായിരുന്നു. അതിനാല്‍തന്നെ ഞാന്‍ ചെയ്ത ഈ പ്രൊജക്റ്റ് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു,” പ്രശാന്ത് ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. വീടിനോട് ചേര്‍ന്ന് മനോഹരമായ ഒരു പൂളും ഒരുക്കിയിട്ടുണ്ട് “പ്രകൃതിയുടെ സ്വാഭാവിക ചുറ്റുപാടുകളുമായി ലയിച്ചുചേരുന്ന ഡിസൈനാണ് വീടിന്റേത്. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയ കാര്യത്തില്‍ പോലും അന്തിമതീരുമാനം കൈക്കൊണ്ടത് പ്രകൃതി സൗഹൃദമെന്ന ആശയത്തോട് അത് ചേര്‍ന്ന് നില്‍ക്കുന്നുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരുന്നു,” പ്രശാന്ത് കൂട്ടിച്ചേര്‍ക്കുന്നു. വിഖ്യാത ബ്രിട്ടിഷ്-ഇന്‍ഡ്യന്‍ വാസ്തുശില്‍പ്പിയായിരുന്ന ലാറി ബേക്കറില്‍ നിന്നും ഓര്‍ഗാനിക് ആര്‍ക്കിടെക്ച്ചര്‍ പ്രചാരകനായ നാരി ഗാന്ധിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു തന്‍റെ ഡിസൈനെന്നും പ്രശാന്ത് പറയുന്നു. പ്രകൃതിയുമായും ചുറ്റുപാടുകളുമായും സ്വാഭാവികമായും ലയിച്ചുചേരുന്ന വീടെന്നതായിരുന്നു ബ്രിക് ഹൗസിന്‍റെ അടിസ്ഥാനപരമായ ആശയം. തീര്‍ത്തും ജൈവികമായി വേണം വീടും പ്രകൃതിയും തമ്മിലുള്ള ആ ലയനമെന്നും പ്രശാന്തിന് നിര്‍ബന്ധമുണ്ടായിരുന്നു. തടസമില്ലാതെ ഒഴുകുന്ന തരത്തിലുള്ള ഡിസൈനായിരുന്നു അതിന് പ്രയോഗിച്ചത്. വളഞ്ഞതും വൃത്താകൃതിയിലുള്ളതുമായ ചുമരുകളും കൂടുതല്‍ ഓപ്പണ്‍ സ്‌പേസും സുഷിരങ്ങള്‍ നിറഞ്ഞ ചുമരുകളുമെല്ലാം ബ്രിക് ഹൗസിന്‍റെ പ്രത്യേകതയാണ്. ഇത് കാരണം കൂടുതല്‍ വായു വീടിനുള്ളിലേക്കെത്തുന്നു, സൂര്യപ്രകാശത്താല്‍ വീട് സമ്പന്നമാകുകയും ചെയ്യുന്നു. വീട് നിര്‍മ്മാണത്തില്‍ പ്രശാന്തും സംഘവുമെടുത്ത മറ്റൊരു സുപ്രധാന തീരുമാനം അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു. സുസ്ഥിരതാ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതും പ്രാദേശികമായി ലഭ്യമായതുമായ നിര്‍മ്മാണ സാമഗ്രികള്‍ പരമാവധി ഉപയോഗപ്പെടുത്താനായിരുന്നു അവരുടെ തീരുമാനം. കൃഷ്ണശിലയും ഇഷ്ടികയും തടിയും മുളയും ഉപയോഗിച്ചാണ് വീടിന്‍റെ നല്ലൊരുശതമാനവും പണിതിരിക്കുന്നത്. ഇതെല്ലാം തന്നെ ഓര്‍ഗാനിക് വസ്തുക്കളാണെന്ന് പ്രശാന്ത് പറയുന്നു. വീടിന്‍റെ ഘടനയ്ക്ക് ബലം ലഭിക്കുന്നതിനായി കുറച്ച് സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിക്ക് മേല്‍ നിര്‍മ്മാണരീതികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി എല്ലാ വസ്തുക്കളും തനതായ രീതിയില്‍ ഉപയോഗിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് പ്രശാന്ത് പറയുന്നു. ഇതിലൂടെ ചെലവ് കുറയ്ക്കാനും സാധിച്ചു. വീടിന് വേറിട്ടൊരു ഫീല്‍ ലഭിക്കുകയും ചെയ്തു. “സാധാരണ വീടുകളെ പോലെ അടച്ചിട്ട ഒരു കെട്ടിടമല്ല ഇത്. മിക്കവാറും എല്ലാ വശങ്ങളില്‍ നിന്നും തുറന്നിരിക്കുന്ന ശൈലിയിലാണ് വീടുണ്ടാക്കിയിരിക്കുന്നത്. അകത്തുനിന്നും പുറത്തുനിന്നുമുള്ള വീടിന്‍റെ കാഴ്ച്ച വളരെ ജൈവികവും ഗ്രാമീണത്തനിമയുള്ളതുമാണ്. ഏതൊരാള്‍ക്കും അത് ഫീല്‍ ചെയ്യും. ഇഷ്ടികയും മറ്റ് കല്ലുകളുമുപയോഗിച്ചുള്ള ചുമരുകള്‍ക്കൊന്നും യാതൊരു വിധ പ്ലാസ്റ്ററിങ്ങും ഞങ്ങള്‍ നല്‍കിയില്ല. അതിനാല്‍ ആ പ്രകൃതി വസ്തുക്കളുടെ ഭംഗി സ്വാഭാവികമായി തന്നെ കാണുന്നവര്‍ക്ക് ആസ്വദിക്കാനാകും. വീടിന് പ്രകൃതിയോടുള്ള ഇഴയടുപ്പം പ്രതിഫലിപ്പിക്കുന്നു അത്,” പ്രശാന്ത് വിശദമാക്കുന്നു. നിര്‍മ്മാണ പ്രക്രിയയില്‍ അസംസ്‌കൃത വസ്തുക്കള്‍ അവയുടെ തനതായ സ്വഭാവത്തോടുകൂടി ഉപയോഗപ്പെടുത്തിയത് വീടിന് ഒരു വേറിട്ട വ്യക്തിത്വം തന്നെ നല്‍കിയെന്നും അദ്ദേഹം പറയുന്നു. “ഓര്‍ഗാനിക് ആര്‍ക്കിടെക്ച്ചര്‍ എന്ന വലിയ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതിന്‍റെ ഭാഗം കൂടിയായിരുന്നു അത്.” ചുറ്റുവട്ടത്തുനിന്നും കിട്ടിയ വസ്തുക്കളുപയോഗിച്ചതിനാല്‍ വീടിന്‍റെ നിര്‍മ്മാണച്ചെലവ് വലിയ തോതില്‍ കുറഞ്ഞു. വെറും 20 ലക്ഷം രൂപയ്ക്കാണ് ഈ പ്രകൃതി സൗഹൃദ വീട് നിര്‍മിച്ചതെന്ന് കേട്ടാല്‍ ആരും ഒന്നമ്പരക്കും. സോളാര്‍ പാനലുകള്‍ക്കുള്ള ചെലവ് അടക്കമാണ് 20 ലക്ഷം രൂപയെന്നതും ഓര്‍ക്കുക. ചെലവ് കുറച്ചതിന് ഉപരിയായി പ്രകൃതി സൗഹൃദ ജീവിതരീതി തുടരുന്നതിന് പ്രശാന്തിന്‍റെ മതാപിതാക്കളെ ബ്രിക്ക് ഹൗസ് പ്രാപ്തമാക്കി എന്നതാണ് ശ്രദ്ധേയം. സൗകര്യങ്ങളില്‍ വിട്ടുവീഴ്ച്ചയൊന്നും ചെയ്യാതെ തന്നെ വൈദ്യുതി പരമാവധി കുറച്ച് ഉപയോഗിച്ച്, എയര്‍ കണ്ടീഷനിങ് ഇല്ലാതെ ശീതളിമയില്‍ സ്വപ്‌നസമാനമായ ജീവിതമാണ് വിത്തലും ഭാര്യയും നയിക്കുന്നത്. “ഈ പ്രദേശത്തെ കാലാവസ്ഥ മനസില്‍ കണ്ടായിരുന്നു വീടിന്‍റെ ഡിസൈന്‍ പ്ലാന്‍ ചെയ്തത്. വേനല്‍ കാലത്ത് അത്യാവശ്യം നല്ല ചൂടനുഭവപ്പെടുന്ന പ്രദേശമാണിത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ പാകത്തിലായിരുന്നു ഞങ്ങള്‍ ഇവിടെ കാര്യങ്ങള്‍ ചെയ്തത്. ഉദാഹരണത്തിന്, സൂര്യന്‍റെ ചൂട് വല്ലാതെ ഏല്‍ക്കുന്നത് വീടിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ്. അതിനാല്‍ ആ ഭാഗം ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന തരത്തിലാണ് വീടിന്‍റെ സ്ട്രകച്ചര്‍ ഡിസൈന്‍ ചെയ്തത്. വീടിന്‍റെ മറ്റ് ഭാഗങ്ങളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു,” ബ്രിക് ഹൗസിന്‍റെ നിര്‍മ്മാണ രഹസ്യങ്ങള്‍ പ്രശാന്ത് വെളിപ്പെടുത്തുന്നു. ധാരാളം ജനാലകളും ഓപ്പണ്‍ സ്‌പേസും നല്‍കിയതിന് പുറമെ ഇഷ്ടിക വയ്ക്കുന്ന ശൈലിയില്‍ പ്രശാന്തും സംഘവും അല്‍പ്പം വ്യത്യാസം വരുത്തുകയും ചെയ്തു. റാറ്റ് ട്രാപ് ബോണ്ടെന്ന സങ്കേതമാണ് ഇവര്‍ അതിനുപയോഗിച്ചത്. “സാധാരണയായി ഇഷ്ടിക വീടുകള്‍ പണിയുമ്പോള്‍ ഇഷ്ടികകള്‍ സമാന്തരമായാണ് വയ്ക്കാറുള്ളത്. എന്നാല്‍ ഇവിടെ ഇഷ്ടികകള്‍ കുത്തനെയാണ് പടുത്തിരിക്കുന്നത്. അതിലൂടെ രണ്ട് ഇഷ്ടികകള്‍ക്കിടയില്‍ ചെറിയൊരു ഗ്യാപ്പ് സൃഷ്ടിക്കപ്പെടും. അതായത്, ചെറിയ ദ്വാരങ്ങളുള്ള തരത്തിലാകും ചുമരുകളെന്ന് സാരം. ചൂട് കുറയുന്നതിനും കൂടുതല്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും,” പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. വീടിന്‍റെ മേല്‍ക്കൂര വരെ വളരെ പ്രത്യേകതയോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തദ്ദേശീയമായി ലഭിച്ച മണ്‍പാത്രങ്ങള്‍ തലകീഴായി വച്ചും, കളിമണ്‍ ടൈലുകള്‍ ഉപയോഗപ്പെടുത്തിയുമെല്ലാം റൂഫ് വ്യത്യസ്തമാക്കിയിരിക്കുന്നു. കോണ്‍ക്രീറ്റ് ഉപയോഗം കുറയ്ക്കാനും ഇത് സഹായിച്ചു. കൂടുതല്‍ സ്‌പേസും പ്രകാശവും ലഭിക്കുന്ന തരത്തിലാണ് വീടിന്‍റെ ഇന്റീരിയറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. പാസിവ് ഡിസൈന്‍ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രശാന്ത് പറയുന്നു. വീടിന്‍റെ ഘടനയുടെ പുറമെയുള്ള പരിസ്ഥിതി സാഹചര്യങ്ങളുടെ മേന്മകള്‍ പരമാവധി വീടിനുള്ളിലും ഉപയോഗപ്പെടുത്തുന്ന രീതിയാണിതെന്ന് ഈ ആര്‍ക്കിടെക്റ്റ് പറയുന്നു. പരമാവധി ഊര്‍ജ്ജക്ഷമത ഉറപ്പാക്കാനും ചെലവ് ചുരുക്കാനും ഈ രീതി സഹായിക്കുമെന്നും പ്രശാന്ത്. വീടിനു നടുവിലായി ഒരു തുറന്ന നടുമുറ്റമുണ്ട്. നല്ല കിടിലന്‍ നടുമുറ്റമാണിത്, മഹാരാഷ്ട്രയിലെയും ദക്ഷിണേന്‍ഡ്യയിലെയും പരമ്പരാഗത വാസ്തുകലയെ അനുസ്മരിപ്പിക്കുന്ന ഒന്ന്. തുറന്ന ആകാശത്തോട് കൂടിയ, എന്നാല്‍ ഒരു അന്തര്‍മുഖ സ്വഭാവമുള്ള നടുമുറ്റം കുടുംബത്തിലെ എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഒരു പൊതുഇടമായും ഉപയോഗിക്കാം. നടുമുറ്റത്തിന്‍റെ ഒരു മൂലയില്‍ ചെറുതും മനോഹരവുമായ ജലാശയവും തീര്‍ത്തിട്ടുണ്ട് പ്രശാന്ത്. തണുത്തൊഴുകുന്ന വെള്ളത്തിന്‍റെ കാഴ്ച്ച വീടിന് ഭംഗി കൂട്ടുക മാത്രമല്ല ചെയ്യുന്നത്, അകത്തളം തണുപ്പിക്കുകയും ചെയ്യുന്നു. ബഹുവര്‍ണ ഓക്‌സൈഡ് ചേര്‍ത്ത് ഇന്‍ഡ്യന്‍ പാറ്റന്റ് സ്റ്റോണ്‍ (ഐപിഎസ്) ആണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. വീടിന്‍റെ ഇന്റീരിയറിന് ഇത് തനതായ വ്യക്തിത്വം നല്‍കിയിരിക്കുന്നു. “ചുവപ്പും കാപ്പിനിറവും പോലുള്ള സ്ഥിരം ടെക്‌സ്ച്ചറുകളില്‍ നിന്ന് ഒരു പുതുമ നല്‍കാനാണ് പലനിറങ്ങളിലുള്ള ഓക്‌സൈഡ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചത്. ഒരു ബെഡ് റൂമില്‍ മഞ്ഞ നിറത്തിലാണ് ഐപിഎസ് ഫ്‌ളോറിങ്. എന്നാല്‍ അടുക്കളയിലേത് പച്ച നിറത്തിലാണ്. മറ്റൊരു ബെഡ്‌റൂമിലേത് നീലയില്‍. ലിവിങ് റൂമിലെ ഫ്‌ളോര്‍ മഞ്ഞയും നീലയും ചേര്‍ന്നതാണ്,” പ്രശാന്ത് പറയുന്നു. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മരത്തിന്‍റെ ഉപയോഗം വീട് പണിയില്‍ കാര്യമായി കുറച്ചിട്ടുണ്ട്. സ്ട്രക്ചറിന് ശക്തി നല്‍കുന്നതിനായി തൂണുകള്‍ക്കും കഴുക്കോലിനും മാത്രമായി തടി പരിമിതപ്പെടുത്തിയിരിക്കുന്നു. പാരിസ്ഥിതിക ഉത്തരവാദിത്തം പുലര്‍ത്തിയുള്ള വീട് നിര്‍മ്മാണമായതിനാല്‍ മരം മുറിച്ച് തടി കൊണ്ടുവരുന്ന പരിപാടിയേ ഉണ്ടായിരുന്നില്ലെന്ന് പ്രശാന്ത്. ആ പ്രദേശത്തു തന്നെ ലഭ്യമായ വളര്‍ച്ച മുരടിച്ച മരങ്ങളാണ് നിര്‍മ്മാണത്തിനുപയോഗപ്പെടുത്തിയത്. ബെഡ്, ഇരിപ്പിടങ്ങള്‍, കിച്ചന്‍ സ്ലാബ് തുടങ്ങി വീട്ടിലെ എല്ലാ ഫര്‍ണിച്ചറുകളും ഫെറോ സിമന്‍റ് ഉപയോഗിച്ചുള്ളതാണെന്നതും ശ്രദ്ധേയമാണ്. 2,500 ചതുരശ്രയടിയാണ് ഈ രണ്ടുനില വീടിന്‍റെ ബില്‍റ്റ്-അപ് ഏരിയ. ഒന്നാമത്തെ ഫ്‌ളോറില്‍ ഒരു ബെഡ് റൂമാണുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് ബെഡ് റൂമുകളും അടുക്കളയും നടുമുറ്റവും ലിവിങ് റൂമും. എല്ലാ റൂമുകളുടെയും ചുമരുകള്‍ വളവോട് കൂടിയ പ്രത്യേക ആകൃതിയിലാണ്. വീടിനുള്ളില്‍ കൂടുതല്‍ സ്‌പേസ് തോന്നിക്കുമിത്. രണ്ടേക്കര്‍ ഭൂമിയുണ്ട് മൊത്തം. ഇതിലാണ് വീട് പണിതിരിക്കുന്നത്. നീന്തല്‍ കുളം ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള വീടിനോട് ചേര്‍ന്ന് ഒരു സമ്പൂര്‍ണ ഓര്‍ഗാനിക് ഫാം തന്നെ തീര്‍ത്തിട്ടുണ്ട് വിത്തല്‍ ദുപാരെയെും കുടുംബവും. ഇവിടെ പലതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും അരിയും ഇവര്‍ കൃഷി ചെയ്യുന്നു. അതായത്, സ്വന്തം ജൈവതോട്ടത്തിലുണ്ടാക്കുന്ന വിഭവങ്ങളുപയോഗിച്ചുള്ള സ്വസ്ഥവും ആരോഗ്യകരവുമായ സ്വപ്ന ജീവിതമാണ് വിത്തലിന്‍റെയും കുടുംബത്തിന്‍റേതുമെന്ന് പറയാം. “പച്ചക്കറി, പഴത്തോട്ടങ്ങള്‍ക്ക് നടുവില്‍ എന്‍റെ സ്വന്തം നെല്‍കൃഷിയും വിളവെടുക്കുന്നത് കാണുമ്പോള്‍ മനസിന് വല്ലാത്തൊരു കുളിര്‍മയും സന്തോഷവുമാണ്. ഈ ചെറിയ സ്വര്‍ഗത്തില്‍ ജീവിക്കാന്‍ എന്‍റെ മകന്‍ തന്നെ എനിക്ക് അവസരമൊരുക്കിയെന്നതോര്‍ക്കുമ്പോള്‍ വല്ലാത്തൊരു സംതൃപ്തിയും അനുഭവപ്പെടും,” വിത്തല്‍ ദുപാരെ പറയുന്നു. ഭാഗികമായി സൗരോര്‍ജ്ജത്തിലാണ് ഈ വീട് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ വൈദ്യുതി വളരെ കുറച്ച് മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളൂ. മഴവെള്ള സംഭരണിയും സജ്ജീകരിച്ചുവരികയാണ്. വീട്ടില്‍ നിന്നുണ്ടാകുന്ന മാലിന്യം പൂര്‍ണമായും തോട്ടങ്ങളില്‍ വളമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ ‘വേസ്റ്റ് ഫ്രീ’ വീടെന്നും പറയാം. സ്വിമ്മിങ് പൂളിലെ വെള്ളം പോലും ക്ലോറിന്‍ മുക്തമാണ്. തോട്ടവുമായി ബന്ധിപ്പിച്ചിരിക്കുന്നു നീന്തല്‍ കുളത്തെ. അതിനാല്‍ പൂള്‍ വൃത്തിയാക്കുമ്പോഴും മറ്റും ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ ഓര്‍ഗാനിക് തോട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. തന്‍റെ മാതപിതാക്കളുടെ ജീവിത രീതി പോലെ സുസ്ഥിരമായൊരു ജീവിതശൈലി പ്രചരിപ്പിക്കണമെന്നാണ് പ്രശാന്തിന്‍റെ ആഗ്രഹം. ഇതിനായി അദ്ദേഹം എര്‍ത്ത്ബൗണ്ട് ഗെറ്റ്എവേസ് എന്ന പേരില്‍ ഒരു സംരംഭത്തിനും 2017-ല്‍ തുടക്കമിട്ടു. അതിന് ശേഷം, 2018-ല്‍ ഐസ്റ്റുഡിയോ ആര്‍ക്കിടെക്ച്ചര്‍ എന്ന കമ്പനി പൂട്ടുകയും ചെയ്തു. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ വീട് നിര്‍മ്മാണ പദ്ധതികളില്‍ പൂര്‍ണമായും തന്‍റെ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതിലൂടെ സുസ്ഥിര ജീവിതശൈലിയെന്ന ആശയം കൂടുതല്‍ ജനകീയമാക്കാനും ഗ്രാമീണ ടൂറിസം പ്രോല്‍സാഹിപ്പിക്കാനുമാണ് പ്രശാന്ത് ഉന്നമിടുന്നത്. “ഈ ബ്രിക്ക് ഹൗസ് ഉണ്ടാക്കിയ ശേഷം ഇവിടെ വാരാന്ത്യം ചെലവഴിക്കാന്‍ സാധ്യമാകുമോയെന്ന് ചോദിച്ച് ഒത്തിരി പേര്‍ എന്നെ സമീപിക്കുകയുണ്ടായി. അങ്ങനെയാണ് 2017-ല്‍ ഇത് എയര്‍ബിഎന്‍ബിയില്‍ ലിസ്റ്റ് ചെയ്തത്. എര്‍ത്ത്ബൗണ്ട് ഗെറ്റ്എവേസിന് കീഴില്‍ അഞ്ചേക്കര്‍ സ്ഥലത്ത് മറ്റൊരു ഹോം സ്‌റ്റേ കൂടി നിര്‍മ്മിക്കുകയാണ് ഞാനിപ്പോള്‍. ഞങ്ങളുടെ ഇപ്പോഴത്തെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് ദൂരം മാത്രമേ അങ്ങോട്ടുള്ളൂ. 100 ശതമാനവും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമായിരിക്കും ആ വീട് നിര്‍മ്മിക്കുക. ആര്‍ക്കിടെക്ച്ചര്‍ രംഗത്തുള്ള മറ്റുള്ളവര്‍ക്കും ഇതൊരു പ്രചോദനമാകണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രകൃതി സൗഹൃദ, സുസ്ഥിര വീടുകള്‍ പുതിയൊരു കീഴ്‌വഴക്കം തന്നെയായി മാറണം,” പ്രശാന്ത് പറഞ്ഞുനിര്‍ത്തുന്നു. ഇതുകൂടി വായിക്കാം: ‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട് ഗോപാല്‍ ദത്ത് ലോകറെക്കോഡ് നേടിയ മല്ലിച്ചെടികളുമായി ആപ്പിള്‍ തോട്ടം സംരക്ഷിക്കാന്‍ മല്ലി വിതച്ചു, 7 അടി ഉയരത്തില്‍ വളരുന്ന മല്ലിക്ക് ലോക റെക്കോഡ് സ്വന്തമാക്കി കര്‍ഷകന്‍ കറ്റാർവാഴ പശ ആദ്യ വൃക്ഷയും ബോധി വൃക്ഷയുടെ കൂടെ പണ്ഡിതപ്പേട്ടിലെ മണ്‍വീട്ടുകാര്‍; കൈകൊണ്ട് മെനയുന്ന മനോഹരമായ വീടുകളുമായി സിന്ധുവും ബിജു ഭാസ്കറും ദത്തെടുക്കാം സിംഹത്തേയും ആനയേയും മലമ്പാമ്പിനേയും! ഇന്‍ഡ്യന്‍ മൃഗശാലകള്‍ അതിനുള്ള വഴിയൊരുക്കുന്നു ടെറസില്‍ 500 ഇനം കള്ളിമുള്‍ച്ചെടികള്‍! കൊറോണക്കാലത്ത് ബാലകൃഷ്ണന് താങ്ങായത് ഈ ഹോബി കോവിഡ് വന്നുപോയതിന് ശേഷവും മാസങ്ങളോളം ബുദ്ധിമുട്ടുകള്‍ തുടരാം: നിങ്ങള്‍ ചെയ്യേണ്ടതെന്തൊക്കെ? അടച്ചിട്ട കാറില്‍ മരിച്ച നിലയില്‍ ഒരു ചെറുപ്പക്കാരന്‍, എ സി ഓണ്‍! ഇത്തരം അപകടം ഒഴിവാക്കാന്‍ എന്തുചെയ്യണം? പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഫലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൽ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്. ശ്രദ്ധനേടി പ്രണവിന്റെ 'ഹൃദയ'ഗാന ടീസര്‍; മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്ന് ആരാധകർ actor pranav mohanlal Hridayam movie song teaser out now ശ്രദ്ധനേടി പ്രണവിന്റെ 'ഹൃദയ'ഗാന ടീസര്‍; മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്ന് ആരാധകർ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷകരും ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ(song) ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബര്‍ 25ന് ഗാനം റിലീസ് ചെയ്യും. 'ദർശന എന്ന ഗാനത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. പിന്നണിയിൽ പ്രവർത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. മോഹൻലാൽ -ശ്രീനിവാസൻ കോംമ്പോ ഓർമവരുന്നെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 'ഉന്നത നന്ദനനേ യുകെയില്‍ നിന്ന് ഒരു മലയാളം കരോള്‍ ഗാനം Kunjeldho Song പെണ്‍പൂവേ കണ്ണില്‍ ഷാന്‍ റഹ്മാന്‍റെ ഈണത്തില്‍ ആസിഫ് അലി ചിത്രത്തിലെ ഗാനം Marakkar Song കച്ചേരി ആസ്വദിക്കുന്ന 'മരക്കാര്‍ റോണി റാഫേലിന്‍റെ ഈണത്തില്‍ മനോഹര ഗാനം Bichu Thirumala: എന്നെ 'മേനവനേ' എന്ന് വിളിക്കുന്ന ജ്യേഷ്‍ഠ സഹോദരൻ; ബിച്ചു തിരുമലയെ ഓർത്ത് ബാലചന്ദ്ര മേനോൻ Bichu Thirumala: പ്രണയം, വിരഹം, താരാട്ട് രുചിഭേദങ്ങൾക്കനുസരിച്ച് പാട്ടെഴുതിയ ബിച്ചു തിരുമല Uganda airport വായ്പാ തിരിച്ചടവ് മുടങ്ങി; ഉഗാണ്ടയിലെ ഏക വിമാനത്താവളം ചൈന ജപ്തി ചെയ്തു Gulf News പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇഖാമ, റീ-എൻട്രി, സന്ദർശക വിസകൾ രണ്ട് മാസത്തേക്ക് കൂടി നീട്ടി elephant attack വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാനയാക്രമണം 'ഇത് നാണക്കേട്, അപലപനീയം കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി കരിയര്‍ അവസാനിപ്പിച്ചതില്‍ പ്രതികരിച്ച് തരൂര്‍ പുസ്തകം എതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല,ഹിന്ദുത്വത്തെയാണ്; അയോധ്യ പുസ്തക വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പുസ്തകം എതിര്‍ക്കുന്നത് ഹിന്ദുമതത്തെയല്ല,ഹിന്ദുത്വത്തെയാണ്; അയോധ്യ പുസ്തക വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് അയോധ്യ പുസ്തക വിവാദത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. തന്റെ പുസ്തകം ഹിന്ദുമതത്തെ പിന്തുണയ്ക്കുകയും ഹിന്ദുത്വയെ ചോദ്യം ചെയ്യുന്നതുമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ പുസ്തകമില്ലെങ്കിലും ബി.ജെ.പിക്കാര്‍ മറ്റൊരു വിവാദം ഉണ്ടാക്കും. പുസ്തകത്തെ എതിര്‍ക്കുന്ന ബി.ജെ.പി രാമക്ഷേത്ര വിധിയെ ആണ് തള്ളി പറയുന്നതെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ഗുലാം നബി ആസാദിന്റെ വിമര്‍ശനത്തിനെതിരെയും സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു. ഇത് ഒരുവിവാദമല്ല സത്യമാണ്. സത്യത്തെ വിവാദമാക്കുന്നവരോട് വേണം വിശദീകരണം ചോദിക്കാന്‍. ബി.ജെ.പി പറയുന്നത് ഏറ്റുപറയാനല്ല കോണ്‍ഗ്രസ് അങ്ങനെ ആയാല്‍ ബി.ജെ.പിയുടെ ബി ടീമാകും കോണ്‍ഗ്രസ്. ബി.ജെ.പിയെ എതിര്‍ത്തേ കോണ്‍ഗ്രസിന് മുന്നേറാനാകൂ. ഒരു വരി എടുത്താണ് അവര്‍ വിവാദമുണ്ടാക്കുന്നത്. എന്റെ പുസ്തകം തെറ്റാണെന്ന് ബി.ജെ.പി പറയുന്നു. അങ്ങനെ എങ്കില്‍ അവര്‍ തള്ളിപ്പറയുന്നത് സുപ്രീം കോടതി വിധിയെയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാട്. പുസ്തകത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണോ എന്നും സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ് എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. ഹിന്ദുത്വ തീവ്രവാദം ഇല്‌സാമിക് സ്റ്റേറ്റിനെയും ബൊക്കോ ഹറമിനെയും പോലെയാണെന്ന പരാമര്‍ശമാണ് ബി.ജെ.പി വിവാദമാക്കിയത്. കുമ്പള ആരിക്കാടി കാര്‍ളയിലെ അബ്ദുല്‍കരീമിന്റെ മകന്‍ സമീറിനെ(25) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുമ്പള ഉജാര്‍ ഉളുവാറിലെ അബ്ദുല്‍ ലത്തീഫ് എന്ന ഓണന്ത ലത്തീഫ് (44)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ഗുരുതരമായി മുറിവേല്‍പ്പിച്ചതിന് ലത്തീഫിന് അഞ്ചുവര്‍ഷം അധികതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 5 മാസം അധികതടവ് അനുഭവിക്കണം. ഈ കേസില്‍ വിചാരണ പൂര്‍ത്തിയായതോടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഓണന്ത ലത്തീഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ പ്രഖ്യാപിച്ചത്. 2008 നവംബര്‍ ഒമ്പതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബംബ്രാണ ജംഗ്ഷനില്‍ സമീര്‍ ചിലരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയം കറുത്ത ആള്‍ട്ടോ കാറില്‍ സ്ഥലത്തെത്തിയ ഓണന്ത ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം കഠാര കൊണ്ട് സമീറിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ. ബാലകൃഷ്ണന്‍ ഹാജരായി. ലത്തീഫിനെ കൂടാതെ കര്‍ണാടക രജപുത് ബേളഗാഡിയിലെ സന്തോഷ്‌സിംഗ്, മഞ്ചേശ്വരം കുളൂരിലെ മുഹമ്മദ് ഹനീഫ എന്നിവരും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്. വിചാരണവേളയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സന്തോഷ് സിംഗിനും മുഹമ്മദ് ഹനീഫക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ കേസ് പിന്നീട് പരിഗണിക്കും. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കുമ്പള നസീമ ട്രാവൽസ് ഉടമ എം എച്ച് മുഹമ്മദ്‌ നിര്യാതനായി കാസർഗോഡ് (True News 31 December 2020 കുമ്പളയിലെ നസീമ ട്രാവൽസ് ഉടമ തളങ്കരയിലെ എം എച്ച് മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി. വ്യാപാരി വ്യവസായി സീതാംഗോളി (True News 29 December അസുഖം ബാധിച്ച് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി മരിച്ചു. ബാഡൂർ കന്തൽ സ്വദേശി ഹസനുൽ ബന്നയുടെ മകൾ ഹവ്വാബി ഹാ കുമ്പള. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു ജയന്തി ദിനത്തിൽ പാദയാത്രനടത്തി .കോൺഗ്രസ് കുമ്പള ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് ശരീഫ് അരിക്കാടിക്ക് പതാക കൈമാറി പദയാത്ര ഉൽഘടനം ചെയ്തു സമാപനം പരിപാടി മഞ്ചേശ്വരം നിയോജക മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ഇർഷാദ് മഞ്ചേഷ്വരം ഉൽഘടനം ചെയ്തു ,മംഗലപാടി മണ്ഡലം പ്രസിഡന്റ് മൻസൂർ ,മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫ് ,കുമ്പള ഗ്രാമ പഞ്ചായത്ത് മെമ്പർ രവി രാജ് ,പൃഥിവ് രാജ് ,മുഹാസ് മൊഗ്രാൽ ,സി എച് അബ്ദുല്ല ,അലി തെല്ലത്ത് വളപ്പ് ,ശരീഫ് ആരിക്കാടി ,റാഷിദ് മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കുമ്പള നസീമ ട്രാവൽസ് ഉടമ എം എച്ച് മുഹമ്മദ്‌ നിര്യാതനായി കാസർഗോഡ് (True News 31 December 2020 കുമ്പളയിലെ നസീമ ട്രാവൽസ് ഉടമ തളങ്കരയിലെ എം എച്ച് മുഹമ്മദ്‌ കുഞ്ഞി നിര്യാതനായി. വ്യാപാരി വ്യവസായി സീതാംഗോളി (True News 29 December അസുഖം ബാധിച്ച് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി മരിച്ചു. ബാഡൂർ കന്തൽ സ്വദേശി ഹസനുൽ ബന്നയുടെ മകൾ ഹവ്വാബി ഹാ 'എന്റെ വീട്ടിലും ഉണ്ട് സ്ത്രീധനം അളക്കുന്ന തുലാസ്, അത് ഞാന്‍ ഒഴിവാക്കുകയാണ് വിസ്മയയുടെ മരണത്തിൽ താനും ഉത്തരവാദിയെന്ന് നടൻ സലിം കുമാർ| actor salim kumar's speech on dowry system in kerala – News18 Malayalam 'എന്റെ വീട്ടിലും ഉണ്ട് സ്ത്രീധനം അളക്കുന്ന തുലാസ്, അത് ഞാന്‍ ഒഴിവാക്കുകയാണ് വിസ്മയയുടെ മരണത്തിൽ താനും ഉത്തരവാദിയെന്ന് നടൻ സലിം കുമാർ 'എന്റെ വീട്ടിലും ഉണ്ട് സ്ത്രീധനം അളക്കുന്ന തുലാസ്, അത് ഞാന്‍ ഒഴിവാക്കുകയാണ് വിസ്മയയുടെ മരണത്തിൽ താനും ഉത്തരവാദിയെന്ന് നടൻ സലിം കുമാർ ''മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാൻ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ് വിസ്മയ എന്ന പെൺകുട്ടിയുടെ മരണത്തിൽ താനും ഒരുത്തരവാദിയാണെന്നും സമൂഹത്തിന്റെ ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾക്കു കാരണമെന്നും സലിം കുമാര്‍ പറഞ്ഞു സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍' എന്ന് സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്‍റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്ന് നടന്‍ സലിം കുമാര്‍ പറഞ്ഞു. ഒരു സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചിട്ട് കാലം കുറേയായി. അതുകൊണ്ട് തന്നെ വിറക്കുന്ന കൈകളോടു കൂടിയാണ് ഞാൻ നിൽക്കുന്നത്. എന്ത് പറയണം എന്നറിയില്ല. ഇന്ന് കേരളം മുഴുവനും ചർച്ച ചെയ്യുന്ന സംഭവമായി മാറിയിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള പീഡനങ്ങളും മരണങ്ങളും. ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിർത്തി തിരിച്ചുവിടാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാർട്ടികൾ ഈ പ്രശ്നം ഏറ്റെടുക്കുന്നതു കാണുമ്പോൾ വലിയ പ്രതീക്ഷയുണ്ട്. ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളിൽ 1080ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്. കൊച്ചുകേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ നടന്ന സ്ത്രീ മരണങ്ങൾ 68. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും പറഞ്ഞു. 20 ാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്ജി തൂക്കാൻ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാർ ആ കർമം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ. പതിനായിരം വട്ടം അവൾ വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചു കാണും. ഞാൻ ഉൾപ്പെടുന്ന സമൂഹമാണ് അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചത്. ആ പെൺകുട്ടി സൈക്യാർടിസ്റ്റിനെ കാണാൻ പോകുന്നത് അറിയുന്ന ആരെങ്കിലും കണ്ടാൽ ഉടനെ തന്നെ പറഞ്ഞുപരത്തും, ‘അവൾക്ക് ഭ്രാന്താണെന്ന്’. അല്ലാതെ മാനസികമായ ധൈര്യത്തിനു വേണ്ടി കാണാൻ പോയതാണെന്ന് ആരും പറയില്ല. മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാൻ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ് സലിം കുമാർ പറഞ്ഞു. 'എന്റെ വീട്ടിലും ഉണ്ട് സ്ത്രീധനം അളക്കുന്ന തുലാസ്, അത് ഞാന്‍ ഒഴിവാക്കുകയാണ് വിസ്മയയുടെ മരണത്തിൽ താനും ഉത്തരവാദിയെന്ന് നടൻ സലിം കുമാർ Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു 'ആര്‍എസ്എസ് പൂര്‍ണമായും വര്‍ഗീയതയില്‍ അഭിരമിക്കുന്നവര്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന്; മമ്പറം ദിവാകരന്‍റെ പാനലിന് വൻ തോൽവി 'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍ കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക് Sandeep Murder സന്ദീപിന്റേത് ബിജെപി-ആര്‍എസ്എസ് ആസൂത്രിത കൊലപാതകം; പാര്‍ട്ടി സന്ദീപിന്റെ കുടുംബത്തിനൊപ്പം; കോടിയേരി MA Yousafali അപകടത്തില്‍ സഹായിച്ചവരോട് നന്ദി; കൈനിറയെ സമ്മാനങ്ങളുമായി എം.എ.യൂസഫലിയെത്തി Omicron| ഒമിക്രോൺ ജാഗ്രത; കേരളത്തിലേക്കും പുറത്തേക്കും വിമാന യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു ഇൻറർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ സ്റ്റാഫുകളെ ബോധവത്കരിക്കുന്ന നിരവധി കോഴ്സുകൾ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ വിവരങ്ങൾ ഹാക്കർമാരിൽ നിന്ന് പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സ്റ്റാഫിന് അറിയാം. നിങ്ങളുടെ സ്റ്റാഫുമായി സൈബർ സുരക്ഷ നിലനിർത്തുന്നതിന് ഈ കോഴ്‌സ് ആറ് മാസമോ പ്രതിവർഷമോ ചെയ്യേണ്ടതുണ്ട്. ഈ അവതരണം നിങ്ങളുടെ സ്റ്റാഫിനെ സഹായിക്കും സൈബർ സുരക്ഷയുടെ വിവിധ ഘടകങ്ങളുടെ അടിസ്ഥാന അവലോകനം നേടുക ഇന്റർനെറ്റിൽ സുരക്ഷിതമായ സാന്നിധ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ എന്താണ് പരിരക്ഷിക്കേണ്ടതെന്ന് മനസിലാക്കുക ഇൻറർ‌നെറ്റിൽ‌ ഒരു ടാർ‌ഗെറ്റ് ആകുന്നതും വൈറസുകളെയും ഹാക്കർ‌മാരെയും നിങ്ങളുടെ ബിസിനസ്സിലേക്ക് പരിചയപ്പെടുത്തുന്നത് എങ്ങനെ ഒഴിവാക്കാം കൊച്ചി: അമേരിക്കൻ മലയാളിയും ശാസ്ത്രജ്ഞയുമായ സിനി പണിക്കർ എഴുതിയ “യാനം സീതായനം” നോവൽ ഒക്ടോബർ രണ്ടാം തീയതി പാലാരിവട്ടം മൺസൂൺ എംപ്രസ്സിൽ നടന്ന ചടങ്ങിൽ ആദ്യപ്രതി കവയിത്രി വി എം ഗിരിജക്ക് നൽകിക്കൊണ്ട് പ്രൊഫസ്സർ എം കെ സാനു പ്രകാശനം ചെയ്തു. ഈ നോവലിന് പ്രൊഫസ്സർ എം കെ സാനു തന്നെയാണ് അവതാരിക എഴുതിയിട്ടുള്ളത്. അതിൽ യാനം സീതായനത്തെ, അദ്ദേഹം എം ടി വാസുദേവൻ നായരുടെ “രണ്ടാമൂഴം” എന്ന കൃതിയോടും, പി കെ ബാലകൃഷ്ണന്റെ “ഇനി ഞാൻ ഉറങ്ങട്ടെ” എന്ന കൃതിയോടും താരതമ്യപ്പെടുത്തിയിരിക്കുന്നു. അവതാരിക ഉപസംഹരിച്ചുകൊണ്ട് പ്രൊഫസ്സർ ഇങ്ങനെ എഴുതിയിരിക്കുന്നു “മുപ്പത് വർഷക്കാലം അമേരിക്കൻ ജീവിതവുമായി പൊരുത്തപ്പെട്ട്, അതുമായി ലയിച്ചുചേർന്ന ഒരു മലയാളി വനിത, തന്റെ മാതൃഭാഷയും പൈതൃകവും കണ്ടെത്തി, ആ പൈതൃകത്തെ മാനുഷികനീതിയുടെ അടിസ്ഥാനത്തിൽ കലാസുഭഗമായി ആവിഷ്കരിച്ച ഒരു നോവലെന്ന രീതിയിൽ അഭിമാനപൂർവ്വം ഞാൻ ഈ വിശിഷ്ടമായ നോവലിനെ സ്വാഗതം ചെയ്യുകയും, ഈ നോവൽ അതേ അഭിമാനത്തോടു കൂടി മലയാളവായനക്കാരുടെ മുൻപാകെ സമർപ്പിക്കുകയും ചെയ്യുന്നു.” ഈ വസ്തുതകളും, “മീ റ്റൂ” എന്ന പ്രസ്ഥാനം എങ്ങനെയാണ് സിനി പണിക്കർക്ക് സീതയെ പുനരാവിഷ്കരിക്കാൻ ഒരു പ്രചോദനമായത് എന്ന പശ്ചാത്തലവും, നോവലിന്റെ മാനുഷികവും വൈകാരികത നിറഞ്ഞതുമായ ചിത്രീകരണവും പ്രൊഫസ്സർ എം കെ സാനു പുസ്തകപ്രകാശനവേളയിൽ പ്രത്യേകം പരാമർശിക്കുകയുണ്ടായി. തുടർന്നു സംസാരിച്ച എഴുത്തുകാരി വി എം ഗിരിജ, വളരെ മികച്ച ഒരു രചനയെന്നാണ് യാനം സീതായനത്തെ വിശേഷിപ്പിച്ചത്. നോവലിലെ അഗാധ വൈകാരികതയും മാനുഷികതയും മാത്രമല്ല, നോവലിന്റെ ശില്പവേലയിൽ സിനി പണിക്കർ ചേർത്തുവച്ചിട്ടുള്ള പലതും സീതയ്ക്ക് ജനകൻ നൽകുന്ന വിത്തുകളുടെ സഞ്ചി മുതൽ, ഗുഹൻ എന്ന കഥാപാത്രത്തിന്റെ പ്രാമുഖ്യം വരെ ഈ നോവലിനെ അത്യാകർഷകമാക്കുന്നു എന്നവർ അഭിപ്രായപ്പെട്ടു. പ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണൻ, എഴുത്തുകാർക്ക് ആവശ്യമായ ഊർജ്ജത്തെക്കുറിച്ചും സ്ഥൈര്യത്തെക്കുറിച്ചും സംസാരിച്ചു. ഇതുവരെ ഒരു ചെറുകഥ പോലും എഴുതി പ്രസിദ്ധീകരിക്കാതെ, ഇത്രയും നീണ്ട ഒരു നോവൽ (432 പേജുകൾ ഉണ്ട്) സിനി പണിക്കർ ആദ്യമായി എഴുതി എന്നത്, അതും സാഹിത്യവുമായോ ഭാഷയുമായോ ഒരു ബന്ധവുമില്ലാത്ത ജോലിയിൽ ഏർപ്പെട്ടിരിക്കെ, ഇതിഹാസത്തെ ആസ്പദമാക്കി എഴുതി എന്നത് അവരുടെ ജന്മസിദ്ധമായ കഴിവിനെ എടുത്തുകാണിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. സൂമിലൂടെ ചടങ്ങിൽ പങ്കെടുത്ത ഡോക്ടർ എം വി പിള്ള, LANA-യുടെ വാർഷിക മീറ്റിംഗിനായി ചിക്കാഗോയിൽ വന്നതിനെക്കുറിച്ചും, ഗാന്ധി ജയന്തി ദിനത്തിൽ യാനം സീതായനത്തിന്റെ പ്രകാശനം നടക്കുന്നതും കൂട്ടിയിണക്കി സംസാരിച്ചു. “I do not want my house to be walled in on all sides and my windows to be stuffed. I want the culture of all lands to be blown about my house as freely as possible. But I refuse to be blown off my feet by any” എന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, എത്രയോ വിഷയങ്ങൾ ആദ്യ നോവലിന്റെ രചനക്ക് സിനിക്ക് ഉപയോഗിക്കാമായിരുന്നു, എന്നാൽ സ്വന്തം മണ്ണിൽ ഉറച്ചു ചവിട്ടി നിന്നുകൊണ്ട് ആദികാവ്യമാണ് സിനി വിഷയമാക്കിയത് എന്നതിലെ പ്രത്യേകതയും പ്രാമുഖ്യവും ഡോക്ടർ പിള്ള ചൂണ്ടിക്കാണിച്ചു. സുപ്രസിദ്ധ പിന്നണി ഗായകൻ ജി വേണുഗോപാൽ എഴുത്തുകാരിയെ പരിചയപ്പെടുത്തി. പിന്നണിയിൽ നിന്നും മുന്നണിയിലേക്കു വരുന്നു എന്നു നർമ്മം കലർത്തി പറഞ്ഞുകൊണ്ട്, സിനിയുമായി വർഷങ്ങളായുള്ള പരിചയവും, എഴുതാനുള്ള സിനിയുടെ താല്പര്യവും, സിനിയുടെ ജോലിയുടെ പ്രത്യേകതയും വേണുഗോപാൽ വിവരിച്ചു. അദ്ദേഹം ആലപിച്ചു റെക്കോർഡ് ചെയ്ത അസതോമാ സത്ഗമയ എന്ന പ്രാർത്ഥനയോടെയാണ് പ്രകാശനച്ചടങ്ങ് ആദ്യം ആരംഭിച്ചത്. സിനി പണിക്കർ ആദ്യം ഈ നോവൽ ഇംഗ്ളീഷിൽ ആണ് എഴുതിയത്. ന്യൂ ഡൽഹിയിലെ രൂപ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “Sita: Now You Know Me” ആമസോണിൽ എല്ലായിടത്തും ലഭ്യമാണ്. ഇതിന്റെ ഒരു കോപ്പി തനൂജ ഭട്ടതിരിക്ക് നൽകിക്കൊണ്ട് ജി വേണുഗോപാൽ കേരളത്തിലെ പ്രകാശനം നിർവ്വഹിച്ചു. ആശംസകൾ നേർന്ന എഴുത്തുകാരിയും പ്രഭാഷകയുമായ തനൂജ ഭട്ടതിരി, സ്ത്രീകൾ ഇന്നും നേരിടുന്ന പ്രശ്നങ്ങളും, അതിന്റെ പശ്ചാത്തലത്തിൽ യാനം സീതായനം പോലെയുള്ള നോവലിന്റെ പ്രസക്തിയെക്കുറിച്ചും ദീർഘമായി സംസാരിച്ചു. സിനി പണിക്കർ പുസ്തകച്ചട്ടയിൽ പറയുന്നതു പോലെ, സീത എന്നും സ്ത്രീകളിൽ ജീവിക്കുന്നു, ജീവിച്ചുകൊണ്ടേയിരിക്കും എന്നാണ് ലളിതാംബിക അന്തർജനത്തിന്റെ ചെറുമകളായ തനൂജയും എടുത്തുപറഞ്ഞത്. ചടങ്ങിന്റെ അവസാനം, സൂമിലൂടെ, നന്ദിവാക്കുകളും പുസ്തകപരിചയവും ഉൾപ്പെടുത്തി സിനി പണിക്കർ സീതയെ സമകാലീനമായ വിധത്തിൽ രചിക്കാനുണ്ടായ പ്രചോദനവും പ്രേരണകളും വിവരിച്ചു. രാമായണത്തെ സീതയുടെ ജീവിത യാത്രയായി, അതും ഒരു മനുഷ്യസ്ത്രീയുടെ ജീവിതമായി ചിത്രീകരിച്ചതിന്റെ പശ്ചാത്തലവും, നോവലിൽ വരുത്തിയ മാറ്റങ്ങളും ചുരുങ്ങിയ തോതിൽ സിനി വെളിപ്പെടുത്തുകയും ചെയ്തു. കോഴിക്കോട്ടുള്ള പൂർണ്ണ പബ്ലിക്കേഷൻസ് ആണ് യാനം സീതായനം പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കുന്നതിനു മുൻപേ ഈ നോവൽ പൂർണ്ണ-ഉറൂബ് അവാർഡിന് രണ്ടാം സ്ഥാനത്തു വരികയും ചെയ്തു. (പ്രകാശനച്ചടങ്ങിന്റെ രണ്ടാം ദിവസം പ്രൊഫസ്സർ എം കെ സാനുവും പത്നിയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ചെറുതായി അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകൾ കൂട്ടാക്കാതെയാണ് അദ്ദേഹം യാനം സീതായനത്തിന്റെ ചടങ്ങിന് വന്നത്. രണ്ടു പേരും രണ്ടു വാക്‌സിനും എടുത്തിരുന്നു. വളരെ ചുരുങ്ങിയ തോതിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും വാക്‌സിനേറ്റഡ് ആണ്.) മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ) പുസ്തക പരിചയം പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍) എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു) ഞാൻ കറുത്തവൻ (കവിത രശ്മി രാജ്) മനുഷ്യ പുത്രന് തല ചായ്ക്കാൻ കവിത: ജയൻ വർഗീസ്) ചുമരിലെ ചിത്രം: കവിത, മിനി സുരേഷ് മോരും മുതിരയും കുമാരി എൻ കൊട്ടാരം ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍) ഒഴിവുകാല സ്വപ്നങ്ങൾ (കവിത ബിജു ഗോപാൽ) ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം സുധീര്‍ പണിക്കവീട്ടില്‍) അടിമാലി: പത്തുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കൂമ്പന്‍പാറ പഴംപിള്ളിയില്‍ നസീറിന്‍െറ ഭാര്യ സലീനയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇടുക്കിയിലെ അഭയ കേന്ദ്രത്തിലത്തെിയാണ് അടിമാലി എസ്.ഐ ലാല്‍ സി. ബേബി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനുശേഷം അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്ന സലീനയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കി. തുടര്‍ന്ന്, ഇവര്‍ താമസിക്കുന്ന കൂമ്പന്‍പാറയിലെ വീട്ടിലത്തെിച്ച് തെളിവെടുത്തു. മകന്‍ നൗഫലിനെ താനോ ഭര്‍ത്താവോ ഉപദ്രവിച്ചിട്ടില്ളെന്നും കുരങ്ങ് ആക്രമിച്ചതാണെന്നും തെളിവെടുപ്പിനിടെ സലീന പറയുന്നുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ കുട്ടിയെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ സലീനയെ 14 ദിവസത്തേക്ക് തൃശൂര്‍ വിയ്യൂരിലെ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. മൂന്നുമാസം പ്രായമായ പെണ്‍കുട്ടിയെ മാതാവിനൊപ്പം ജയിലില്‍ കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു. ഇതിനിടെ, കഞ്ചാവുകേസില്‍ റിമാന്‍ഡിലായ നസീറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പൊലീസ് അപേക്ഷ നല്‍കി. ഇത് കോടതി തിങ്കളാഴ്ച പരിഗണിക്കും. അനിശ്ചിതത്വത്തിനൊടുവിലാണ് ഒരുകുട്ടിയെ മാതാവിനൊപ്പം അയക്കാനും ഒമ്പതുവയസ്സുള്ള മറ്റൊരു കുട്ടിയെ ജില്ലാ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കാനും കോടതി നിര്‍ദേശിച്ചത്. മാതാപിതാക്കളുടെ മര്‍ദനമേറ്റ് കൊച്ചി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നൗഫല്‍ സുഖം പ്രാപിച്ചുവരുന്നുണ്ട്. ജയിലില്‍ ആത്മഹത്യശ്രമം നടത്തിയ നസീര്‍ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. മേപ്പാടി (വയനാട് ലോക്കൗട്ട് 14 ദിവസം പിന്നിട്ടപ്പോള്‍ ചെമ്പ്ര എസ്റ്റേറ്റില്‍ കടന്ന് കൊളുന്തുനുള്ളി പുതിയ സമര ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കി സീ കേരളം, വിഷു /ഈസ്റ്റര്‍ സീസണുകളില്‍ ഇവയുടെ ടെലികാസ്റ്റ് പ്രതീക്ഷിക്കാം. ടോവിനോ അഭിനയിച്ച കല്‍ക്കിയാണ് ചാനല്‍ അവസാനം പ്രീമിയര്‍ ചെയ്ത സിനിമ, സുരഭിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് സിനിമ അടുത്തിടെ ടെലികാസ്റ്റ് ചെയ്തിരുന്നു. നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് മൂത്തോൻ, സിനിമയുടെ തിരക്കഥ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ് ഒരുക്കിയത്. നിവിൻ പോളി അക്ബർ എന്ന കഥാപാത്രത്തിനെ അവിസ്മരണീയമാക്കിയ സിനിമ തികച്ചും വ്യത്യസ്തമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ശോഭിത ധുലിപാല ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലൻസിയർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ എന്നിവര്‍ അഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഗോകുൽ സുരേഷ്, അനുശ്രീ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ഉൾട്ടയുടെ സംപ്രേക്ഷണ അവകാശം സീ കേരളം നേടി. സലിം കുമാർ, ജാഫർ ഇടുക്കി, സുരഭിലക്ഷ്മി, ഷാജോൺ, സിദ്ദിഖ് തുടങ്ങിയവരും അഭിനയിച്ച ഉള്‍ട്ട, തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരഭമാണ്. മനോരമ മാക്സ് ആപ്പില്‍ ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍ മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് – ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ മുന്‍പില്‍ ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പ്രധാനമായും ഈ പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്. This portal do not streaming or embedding any videos. Just provides info about malayalam television channels. സ്വാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റ്‌ ഇന്നത്തെ എപ്പിസോഡ് ചാനല്‍ ടിആര്‍പ്പി ഏറ്റവും പുതിയത് – പ്രമുഖ മലയാളം ടിവി ചാനലുകളുടെ പ്രകടനം ഏഷ്യാനെറ്റ്‌ മലയാളം ടിവി ചാനല്‍ പ്രോഗ്രാം ഷെഡ്യൂള്‍ മഴവില്‍ മനോരമ ചാനല്‍ പരിപാടികള്‍ കാണുന്നതിനുള്ള മൊബൈല്‍ ആപ്പ് SREEKUMAR on ഏഷ്യാനെറ്റ്‌ ചാനല്‍ സീരിയല്‍, സിനിമ മറ്റു പരിപാടികളുടെ സംപ്രേക്ഷണ സമയം അരുൺ കുമാർ on ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു അഭിലാഷ് on ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു midhun on ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍ ചാനലുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ ഒഫിഷ്യല്‍ യൂട്യൂബ് ചാനല്‍ ഇവ ഉപയോഗപ്പെടുത്തി കഴിഞ്ഞുപോയ വീഡിയോകള്‍ കാണാം. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്ന മലയാളം ടിവി സീരിയലുകള്‍ ഏഷ്യാനെറ്റ്‌ പരമ്പരകളായ കുടുംബവിളക്ക് സ്വാന്ത്വനം ഇവയാണ്. തിരുവനന്തപുരം∙ കോവിഡ് പ്രതിരോധ നടപടികളിൽ കേരളത്തിന്റെ മുന്നേറ്റമെങ്ങനെ? ഇതുവരെ സംസ്ഥാനത്ത് എത്ര പേർക്ക് രോഗം ബാധിച്ചു, എത്ര പേർക്കു ഭേദമായി? എത്ര പേർ നിരീക്ഷണത്തിലുണ്ട്? ഇതുവരെ എത്ര സാംപിളുകൾ പരിശോധിച്ചു?സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതു മുതലുള്ള വിവരങ്ങൾ പ്രത്യേക ചാർട്ടുകളിലൂടെ പാലക്കാട് ജൂൺ 5ന് കോവിഡ് സ്ഥിരീകരിച്ച തമിഴ്‍‌നാട് സ്വദേശി‌ സ്വന്തം നാട്ടിലേക്ക് മുങ്ങുകയും എറണാകുളത്ത് ജൂൺ 15ന് രോഗം സ്ഥിരീകരിച്ച ഒരാൾ മഹാരാഷ്ട്രയിലേക്കു പോവുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7ന് കോവിഡ് പോസിറ്റിവായ പത്തനംതിട്ടയിലെ തമിഴ്‌നാട് സ്വദേശിയും ആലപ്പുഴയിലെ കൊൽക്കത്ത സ്വദേശിയും സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങി. ഇവർ കൂടി ഉൾപ്പെട്ടതാണ് കേരളത്തിലെ കോവിഡ് ബാധിതരുടെ ആകെ കണക്ക്. എന്നാൽ നിലവിലെ ബാധിതരുടെ എണ്ണത്തിൽനിന്ന് ഇവരെ ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ആകെ കണക്കിൽ നാലു പേരുടെ വ്യത്യാസമുണ്ടാകും. ആകെ മരിച്ചവരുടെ എണ്ണത്തിലും മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. കൊല്ലത്ത് ജൂലൈ 12ന് മുങ്ങിമരിച്ച വ്യക്തിക്കും കോട്ടയത്തു മരിച്ച തിരുവനന്തപുരം സ്വദേശിക്കും തുടർപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുവരുടെയും മരണകാരണം കോവിഡ് അല്ലാത്തതിനാലാണ് പട്ടികയിൽ ചേർക്കാത്തത്. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ജൂലൈ 21ന് മരിച്ചതും കേരളത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. വായനയുടെ കുഞ്ഞു നാമ്പുകള്‍ മുളയ്ക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ ടീച്ചറോട് ചേര്‍ന്നു നിന്നു കഥകള്‍ കേള്‍ക്കുന്ന ക്ലാസുകള്‍.. കഥയും കവിതയുമൊക്കെ അനുഭവിപ്പിക്കാന്‍ സന്മനസ്സുള്ള അധ്യാപകരും വേണം.കഥ ശബ്ദ വ്യതിയാനത്തോടെ ഭാവം ഉള്‍ക്കൊണ്ടു ടീച്ചര്‍ പറയുമ്പോള്‍ വിടരുന്ന കുഞ്ഞു കണ്ണുകള്‍. ഭാവനയുടെ ലോകത്തേക്ക് പറക്കുന്ന കുഞ്ഞു മനസ്സുകള്‍ ‍. അവരുടെ എല്ലാം മറന്നുള്ള ആ ശ്രദ്ധ- അതു മതി.അതു മതി ഒരായുസ്സിന്റെ പുണ്യത്തിനു. വായനയുടെ നാമ്പുകള്‍ മുളയ്ക്കുന്നത് ഇത്തരം കഥാവേളകളില്‍ കൂടി. നിങ്ങളുടെ സ്കൂളില്‍ സമാനമായ ദൃശ്യം സാധാരണമെങ്കില്‍ അത് ഒരു ശിശുസൌഹൃദ വിദ്യാലയം തന്നെ. ചിത്രം :സുലോചന ടീച്ചര്‍- തേര്‍ഡ് ക്യാമ്പ് സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ പുസ്തകങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാന്‍ ക്ലാസില്‍ പല വഴികള്‍ സ്വീകരിക്കണം .കുഞ്ഞു വായന ബ്ലോഗില്‍ ഇത്തരം തന്ത്രങ്ങള്‍ ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടുത്താം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണോ ? ക്ലാസ്സില്‍ പല ഭാഗത്തായി നിരത്തിയ പോസ്റ്ററുകള്‍ നോക്കി ടീച്ചര്‍ ചോദിച്ചു എല്ലാവരും ഉത്തരത്തിനായി ടീച്ചറെ നോക്കി ! പുസ്തകം ആവശ്യപ്പെട്ടു ചിലര്‍ മേശക്കരുകിലെത്തി . ആര് ഭരിക്കും? ലോകത്തിലെ ജന്തുക്കള്‍ ആര് ലോകം ഭരിക്കണമെന്ന് കാര്യത്തില്‍ തര്‍ക്കമായിപക്ഷികള്‍,സസ്തനികള്‍ ,മീനുകള്‍ എന്നിവരെല്ലാം തര്‍ക്കത്തില്‍ .എണ്ണക്കുടുതല്‍ ഉള്ളവര്‍വിജയിക്കും.ആളെ ക്കുട്ടുന്ന തിരക്കില്‍ എല്ലാവരും പ്ലാ റ്റി പ്പസ് എന്ന ജീവിയുടെ അടുക്കലെത്തി "ഒറ്റയിരുപ്പിനു വായിച്ചു എന്നുപറഞ്ഞാല്‍ ആ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും? മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍ പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം വായിച്ചതിനു ശേഷം പറഞ്ഞ അഭിപ്രായമാണ് ഇത്‌ പിന്നെ എന്താ പറയാനുള്ളത് ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി " പുസ്തകത്തിന്‍റെ തുടക്കം; താഴെ കാണുന്നത് ചാര്‍ട്ടില്‍ എഴുതി തൂക്കി .എല്ലാവര്‍ക്കും വായിക്കാന്‍ അവസരം . തുടര്‍ന്നു താഴെ കാണുന്ന പത്ര വാര്‍ത്ത‍ അവതരിപ്പിച്ചു വാല്‍ വരുത്തിയ വയ്യാവേലി വശം നോക്കിയുടെ നീളമുള്ള വാല്‍ ചക്കി പ്പൂച്ച പൊട്ടിച്ചു കൈക്കലാക്കുന്നു. വശം നോക്കിയുടെവിഷമം കണ്ട പൂച്ച വാല്‍ തിരിച്ചു നല്കാന്‍ സമ്മതിക്കുന്നു .പകരം പാല്‍ കൊടുക്കണമെന്ന നിബന്ധനയില്‍ .പാല്‍ക്കാരന്‍ പാലിന് പകരം പുല്ലു ആവശ്യപ്പെടുന്നു.പുല്ക്കാരി പകരം എണ്ണയും എങ്ങനെ നീളുന്ന കാര്യങ്ങള്‍ . അമ്പിട്ടന്‍ മൃഗശാലയില്‍ "എന്‍റെ കൈയില്‍ ഒരു കഥ പുസ്തകമുണ്ട്.ആര് വായിക്കും ഞാന്‍ വായിക്കാം ഇതിനിടയില്‍ അഭി എന്‍റെ കയിലിരുന്ന പുസ്തകത്തില്‍ പിടുത്തമിട്ടു സാറെ അവനു വായിക്കാന്‍ അറിയില്ല ബാക്കിയുള്ള ഒന്നാം ക്ലാസ്സുകാര്‍ വിളിച്ചുകൂവി അവനൊന്നു ശ്രമിക്കട്ടെ പുസ്തകത്തിന്റെ ഒന്നാം പേജിലെ ചിത്രങ്ങള്‍ നോക്കി അതിലെ കാര്യങ്ങള്‍ അവന്‍ പറഞ്ഞു ചെറിയ പ്രോത്സാഹനം അവന്‍ അടുത്ത പേജുകള്‍ ഇതുപോലെ ചിത്ര വായന നടത്തി. കേള്‍ക്കുന്നവരില്‍ ചിലര്‍ ആശ്ച്യര്യത്തോടെ അവനെ നോക്കി പുസ്തകത്തിലെ ചിത്രങ്ങള്‍ എല്ലാം അവന്‍ ഉറക്കെ വായിച്ചു പടത്തിലെ കാര്യങ്ങള്‍ പറഞ്ഞതേ ഉള്ളു ചിത്രങ്ങള്‍ എല്ലാ കുട്ടികളെയുമായി കാണിച്ചു അഭി പറഞ്ഞത് ശരിയാണോ അത് അറിയാന്‍ നമുക്ക് ഈ പുസ്തകം വായിക്കാം 5.)രണ്ടാം ക്ലാസ്സില്‍ ഈ പുസ്തകം പരിചയപ്പെടുത്തിയ സന്തോഷം പങ്കുവെക്കാം അവസാന പേജിലെ ചിത്രം കാണിച്ചു സംഭാഷണം ഉറക്കെ വായിച്ചു ചേട്ടന്‍ മുയല്‍ കുഞ്ഞിക്കുഞ്ഞനായിരുന്നപ്പോള്‍ എന്തൊക്കെ നടന്നിട്ടുണ്ടാവും മറുപടിയുടെ നിലക്കാത്ത പ്രവാഹം .അവര്‍ പറഞ്ഞ കാര്യങ്ങള്‍ ബോര്‍ഡില്‍ എഴുതി കുഞ്ഞനെ എല്ലാരും കളിയാക്കി ,കുഞ്ഞന്‍ കരയും ,അമ്മ ഉമ്മ കൊടുക്കും ഇനി കഥയില്‍ എന്താണെന്നു നോക്കാം സാറ് പറയണം കഥയിലെ ചിത്രങ്ങള്‍ വായിക്കാന്‍ അവസരം ഒരു ബെഞ്ചിലെ കുട്ടികള്‍ക്ക് ഒരു പുസ്തകം .എല്ലാവരും കഥ വായനയിലേക്ക് . (കുഞ്ഞു വായനയുടെ ലിങ്ക് വലതു വശത്തുണ്ട്.സന്ദര്‍ശിക്കണം.അമ്പത് പുസ്തകങ്ങള്‍ കുഞ്ഞുവായന പരിച്ചയപ്പെടുത്തിക്കഴിഞ്ഞു ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എട്ടിടത്തു ജയിച്ചു. ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും കോണ്‍ഗ്രസ് മുന്നിലാണ്. സമ്രാലയില്‍ ആകെയുള്ള 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ജണ്ഡ്യാലയില്‍ 10 സീറ്റും ലല്‍റുവില്‍ അഞ്ച് വാര്‍ഡുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ബി.ജെ.പിയും ജയിച്ചു. എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര പഞ്ചായത്തുകളിലേക്കും ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൊവിഡ് കാരണമാണ് നീട്ടിവെച്ചത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആം ആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് അകാലിദള്‍ എന്‍ഡിഎ വിട്ടശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 2015 ലെ തെരഞ്ഞെടുപ്പില്‍ അകാലിദളും ബി.ജെ.പിയും സഖ്യത്തിലാണ് മല്‍സരിച്ചത്. ജനവിധി കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്നതും അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുമാണ്. സംയുക്ത സൈനിക മേധാവിക്ക് വിട… ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു സംസ്ഥാനത്ത് 5038 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,014 ആയി, 24 ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി ഹെലികോപ്റ്റര്‍ അപകടം; 11 മരണം സ്ഥിരീകരിച്ച് സൈന്യം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക: കെ സുധാകരന്‍ എംപി ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു ‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും Night drive വൈശാഖ് ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യുവും, നൈറ്റ് ഡ്രൈവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് Covid Vaccine വാക്സിനെടുക്കുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും സൗജന്യ മൊബൈൽ ഫോണും; എടുക്കാത്തവർക്ക് കർശന വിലക്കുകൾ ഹെലികോപ്റ്റർ അപകടം: വിലാപയാത്രയ്ക്കിടെ വാഹനാപകടം, പൊലീസുകാർക്ക് പരിക്ക് Shahida Kamal വിദ്യാഭ്യാസ യോഗ്യത ഷാഹിദ കമാലിനോട് എല്ലാ രേഖകളും നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത പെരിന്തൽമണ്ണ: സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ സ്കൂൾ മാനേജർമാരെയും പ്രിൻസിപ്പൽമാരെയും കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് കാര്യക്ഷമമായ സ്കൂൾ പ്രവർത്തനത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ രണ്ടു ദിവസത്തെ റസിഡൻഷ്യൽ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു റിജു ആൻഡ് പിഎസ്കെ എൻട്രൻസ് പരിശീലന കേന്ദ്രവുമായി സഹകരിച്ചു തൃശൂർ പൂമല ഈഡൻവാലി ലെയ്ക്ക് റിസോർട്ടിലാണ് പരിശീലനം നടത്തിയത്. ക്യാന്പ് വിദ്യാഭ്യാസ വിചക്ഷണനും കേരള വെറ്ററിനറി സർവകലാശാല മുൻ രജിസ്ട്രാറുമായ ഡോ. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്‍റ് കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ദേശീയ അന്തർദേശീയ സിബിഎസ്ഇ പരിശീലകർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. സിബിഎസ്ഇ സ്കൂൾ മാനേജർമാർക്കായി ന്ധകാര്യക്ഷമമായ സ്കൂൾ മാനേജ്മെന്‍റ് എന്ന വിഷയവും അവതരിപ്പിച്ചു. സിറ്റ എഡ്യൂക്കേഷൻ അക്കാഡമി ഡയറക്ടർ സുനിത സതീഷ്, സിബിഎസ്ഇ പരിശീലകയായ ഡോ. ദീപചന്ദ്രൻ, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി പോൾ, റിജു ആൻഡ് പിഎസ്കെ ഫൗണ്ടർ ഡയറക്ടർ പി. സുരേഷ് കുമാർ, അഖിലേന്ത്യാ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൾനാസർ, ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സംസ്ഥാന സെക്രട്ടറി എ. ജൗഹർ എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക പരിപാടികളും യോഗ പരിശീലനം എന്നിവയും ഉണ്ടായിരുന്നു. സഹോദയ ജനറൽ സെക്രട്ടറി പി.ഹരിദാസ്, കൊച്ചി മെട്രോ സഹോദയ സെക്രട്ടറി ജൂബിപോൾ, റിജു ശങ്കർ, ഫാ.എൻ. പ്രേംകുമാർ, നിർമല ചന്ദ്രൻ, ഷംല യു.സലീം, ഡോ. സി.കെ.എം ഷിബിലി എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട 60 സിബിഎസ്ഇ പ്രിൻസിപ്പൽമാരും മാനേജർമാരും പഠനക്യാന്പിൽ പങ്കെടുത്തു. പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ വയനാട്ടിലേക്കു ഉല്ലാസ യാത്ര പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നു ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. 11ന ആദിവാസി മാതൃകാ ഗ്രാമനിർമാണം: ആദ്യ ഗഡു അനുവദിച്ചു നിലന്പൂർ: കണ്ണംകുണ്ട് ആദിവാസി മാതൃകാ ഗ്രാമപദ്ധതിയിലെ 25 കുടുംബങ്ങൾക്കു വീട് നിർമാണത്തിന്‍റെ ആദ്യ ഗഡു അനുവദിച്ചു. ത കരടുവിജ്ഞാപനം: കരുവാരകുണ്ടിൽ കർഷക പ്രതിരോധ സദസ് 12ന് കരുവാരകുണ്ട്: സൈലന്‍റ്വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമായി 148 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇക്കോ സെൻസിറ്റീവ് സോണാക്കാന അമിത വൈദ്യുതി പ്രവാഹം: വീട്ടുപകരണങ്ങൾ നശിച്ചു മങ്കട: വൈദ്യുതി ലൈനിലുണ്ടായ അമിത വൈദ്യുത പ്രവാഹത്തിൽ ഇരുപതോളം വീടുകളിലെ ഉപകരണങ്ങൾ നശിച്ചു. വേരുംപിലാക്കൽ മുക്ക നിലന്പൂർ: ആക്ട് ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന അതിജീവന സംഗ പെരിന്തൽമണ്ണ: രണ്ടായിരത്തി ഇരുപത് ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിക്കുന്ന മോട്ടോർ വാഹനം സംബന്ധിച്ച എല്ലാ രേഖ സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി 15ന് പെരിന്തൽമണ്ണ: സിബിഎസ്ഇ ഒന്നാംപാദ ബോർഡ് പരീക്ഷകൾ കാരണം മാറ്റിവച്ച മലപ്പുറം സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ് "ലിംഗ്വഫാന്‍റ' മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. അഞ്ചിടത്തും യുഡിഎഫ് സീറ്റ് നി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ക്ഷേത്രം ജീവനക്കാരിക്ക് ശന്പള കുടിശിക കിട്ടി മലപ്പുറം: തിരൂർ ഇരിന്പിളിയം പുറമണ്ണൂർ ഗണപതി ദേവസ്വം നരസിംഹ ക്ഷേത്രത്തിൽ 20 വർഷമായി അടിച്ചു തളിക്കാരിയായി ജോലി ചെ സ്പെഷൽ ഫീസിനത്തിൽ ഈടാക്കിയ പണം തിരിച്ചുനൽകിയില്ല മങ്കട: ഹയർ സെക്കൻഡറി 2020-21 അധ്യയന വർഷത്തിൽ സ്പെഷൽ ഫീസ് ഇനത്തിൽ വിദ്യാർഥികളിൽ നിന്നു ഈടാക്കി ട്രഷറിയിൽ അടച്ച പണ ജില്ലാ അത്‌ലറ്റിക് മീറ്റ് 12 മുതൽ മലപ്പുറം: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അന്പത്തി ഒന്നാമത് ജില്ലാ ജൂണിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് 12 നിലന്പൂർ ലൈനിൽ സ്റ്റോപ്പില്ല; തെക്കോട്ട് നിയന്ത്രണമില്ലാതെ സ്റ്റോപ്പുകൾ കരുവാരകുണ്ട്: നിലന്പൂരിൽ നിന്നു കോട്ടയത്തേക്ക് പുറപ്പെടുന്ന എക്സ്പ്രപ്രസ് ട്രെയിനു നിലന്പൂർ-ഷൊർണൂർ ലൈനിൽ സ്റ്റോപ് സിബിഎസ്ഇ വിദ്യാർഥികൾക്ക് മോഡറേഷൻ; നിവേദനം നൽകി പെരിന്തൽമണ്ണ: സിബിഎസ്ഇ സീനിയർ സെക്കൻഡറി ഒന്നാം പാദ വാർഷിക പരീക്ഷയിൽ സിലബസിന് പുറത്തുള്ളതും കഠിനവുമായ ചോദ്യങ്ങ പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവ ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം; തൊഴിലാളികൾ ഭീതിയിൽ കാളികാവ്: കാട്ടുപന്നിയുടെ കടുവ ഭക്ഷിച്ച ജഡം ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ടു. ബുധനാഴ്ച പുലർച്ചെ ടാ പൂക്കോട്ടുംപാടം: രജിത് കുമാറിന്‍റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി പാട്ടുപാടി ധനസമാഹരണം നടത്തുന്നതിനു പൂക്കോട തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ സി. പരമേശ്വരൻ (62) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചിക ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക് എടപ്പാൾ: എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. നരിപ്പറന്പ് സ്വദേശി ഗോകുലത്തിൽ തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ സി. പരമേശ്വരൻ (62) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചിക ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക് എടപ്പാൾ: എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. നരിപ്പറന്പ് സ്വദേശി ഗോകുലത്തിൽ എടക്കര: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വഴിക്കടവിൽ ഒരാൾ അറസ്റ്റിൽ. നര നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിലുള്ള നിലന്പൂർ, എടവണ്ണ റേഞ്ചുകളിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നു കശുവണ് എടക്കര: വഴിക്കടവിൽ ചുഴലിക്കാറ്റിൽ വാഴകൃഷി നശിച്ചു. പൂവത്തിപൊയിലിലെ കുണ്ടുകുളി മുഹമ്മദ്, പള്ളിപറന്പിൽ ബേബി, ജലീൽ പൂക്കോട്ടുംപാടം: ഉൗർജസംരക്ഷണത്തിന്‍റെ ആവശ്യകത സമൂഹത്തിനു പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ എനർജി മാനേജ്മെന്‍റ് സെന്‍ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റി കിഡ്നി രോഗിക്കു ചികിത്സാസഹായത്തിന് ബിരിയാണി ചലഞ്ച് കാളികാവ്: ഐലാശേരി അസൈനാർപടിയിൽ കിഡ്നി രോഗിക്ക് ചികിത്സാ സഹായത്തിനായി എമറാൾഡ് ആർട്സ് ആൻഡ്് സ്പോർട്സ് ക്ലബ് പ്രവ മലപ്പുറം: ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്തുതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജി മലപ്പുറം: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സായുധ സേനാ പതാക ദിനം ആചരിച്ചു. എഡിഎമ്മിന്‍റെ ചേംബറിൽ എഡിഎം എ നിലന്പൂർ നഗരസഭാ തെരഞ്ഞെടുപ്പിലെ വിഭാഗീയത; നടപടിയെടുക്കാതെ സിപിഎം നിലന്പൂർ: കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിനു കാരണക്കാരെന്നു സിപിഎം കണ്ടെത്തിയ നേത പാണന്പ്ര വളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് തേഞ്ഞിപ്പലം: സ്ഥിരം അപകടമേഖലയായ ദേശീയപാത തേഞ്ഞിപ്പലം പാണന്പ്രയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുതുകാടുള്ള നഗരസഭയുടെ സ്ഥലം മാലിന്യസംസ്കരണത്തിനും ഭവനപദ്ധതിക്കും സപ്ലൈകോ ഒൗട്ട്‌ലെറ്റുകളിൽ ഇനി മുതൽ ഗ്യാസ് സിലിണ്ടറുകളും പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിനു കീഴിലെ സിവിൽ സപ്ലൈസ് കോർപറേഷൻ ഒൗട്ട്‌ ലെറ്റുകളിൽ ഇനി മുതൽ അഞ്ചു കിലോഗ്രാം തൂക്കമു യൂത്ത് സോക്കർ ലീഗ് 12 മുതൽ മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ഫുട്്ബോൾ അക്കാദമികൾ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കർ ലീ മലപ്പുറം: പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കണ്‍സർവേറ്റർ ഫി എംഎൽഎ ഇടപെട്ടു; ഈസ്റ്റ് മണ്ണാർമല ഇനി "പരിധിക്ക് പുറത്തല്ല' പെരിന്തൽമണ്ണ: വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ഈസ്റ്റ് മണ്ണാർമല പ്രദേശത്തെ മൊബൈൽ ഫോണ്‍ നെറ്റ്വർക്ക് പ്രശ്നങ് വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലും കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി ഡിആർഐ കൊച്ചി സംഘം ന "ആഗോള ലേണിംഗ് സിറ്റി’ പദവി; തൃശൂരിനും നിലന്പൂരിനും ശിപാർശ നിലന്പൂർ: യുനെസ്കോയുടെ "ആഗോള ലേണിംഗ് സിറ്റി’ ശൃംഖലയിൽ തൃശൂരിനും നിലന്പൂരിനും ഇടം ലഭിക്കാൻ കേന്ദ്ര സർക്കാർ ശിപാർശ ച ‘വനിതാ സംരക്ഷണം: നിയമങ്ങളും ക്ഷേമ പദ്ധതികളും’ ശിൽപശാല പെരിന്തൽമണ്ണ: വനിതാ ശിശുവികസന വകുപ്പും നാഷണൽ സർവീസ് സൊസൈറ്റി സേവന കേന്ദ്രവും പ്രോടെക് അക്കാഡമിയും ചേർന്നു ഗാർഹി പെരിന്തൽമണ്ണ: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്ര വിഷ്കൃത സാക്ഷരതാ പദ്ധതി ‘പഠന ലിഖ്ന അഭിയാൻ’ വിജയിപ്പിക്കുന്നതി വൃക്കരോഗികൾക്കു പാട്ടുപാടി സമാഹരിച്ചത് പത്തരലക്ഷം രൂപ കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ടയിലെ രണ്ടു വൃക്കരോഗികളായ വീട്ടമ്മമാരുടെ ചികിത്സയ്ക്ക് തെരുവിൽ പാട്ടുപാടി കലാ ജങ്കാർ സർവീസിലെ ആശങ്ക പൊന്നാനിയിൽ അടിയന്തര യോഗം മലപ്പുറം: പൊന്നാനി അഴിമുഖത്തിനു സമീപം ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ജങ്കാറിന്‍റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്ത നിലന്പൂർ: നിലന്പൂരിൽ നിന്നു കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് ഉല്ലാസയാത്രാ പോകാം. കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ 11നു തുട പെരിന്തൽമണ്ണ: അഗ്നിരക്ഷാ നിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് ആൻഡ്് ഹോം ഗാർഡ്സ് റൈസിംഗ്് ഡേ ദിനാചരണം നടത്തി. കെഎസ്ആർടിസ കരുവാരകുണ്ട്: കേരസമൃദ്ധിയും ഫലവൃക്ഷങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തി പെരിന്തൽമണ്ണ അർബൻ ബാങ്കിനു ബ്ലൂ റിബണ്‍ അവാർഡ് പെരിന്തൽമണ്ണ: ബാങ്കോ ബ്ലൂ റിബണ്‍ (2020-21) അവാർഡ് പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ കാലയളവിൽ ഇട മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഗോപാലകൃഷ്ണനും ഭാര്യയ്ക്കും സഹായം മലപ്പുറം: സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വയോധികരായ പയ്യാനക്കൽ ഗോപാലകൃഷ്ണനും ഭാര്യയ്ക്കും ആവ ‘അതിദരിദ്രരെ കണ്ടെത്തൽ’ ഫോക്കസ് ഗ്രൂപ്പ് ചർച്ച പെരിന്തൽമണ്ണ: നഗരസഭയിലെ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ച അഞ്ചാം വാർഡിൽ പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ വയനാട്ടിലേക്കു ഉല്ലാസ യാത്ര പെരിന്തൽമണ്ണ: കെഎസ്ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നു ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. 11ന ആദിവാസി മാതൃകാ ഗ്രാമനിർമാണം: ആദ്യ ഗഡു അനുവദിച്ചു നിലന്പൂർ: കണ്ണംകുണ്ട് ആദിവാസി മാതൃകാ ഗ്രാമപദ്ധതിയിലെ 25 കുടുംബങ്ങൾക്കു വീട് നിർമാണത്തിന്‍റെ ആദ്യ ഗഡു അനുവദിച്ചു. ത കരടുവിജ്ഞാപനം: കരുവാരകുണ്ടിൽ കർഷക പ്രതിരോധ സദസ് 12ന് കരുവാരകുണ്ട്: സൈലന്‍റ്വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമായി 148 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇക്കോ സെൻസിറ്റീവ് സോണാക്കാന അമിത വൈദ്യുതി പ്രവാഹം: വീട്ടുപകരണങ്ങൾ നശിച്ചു മങ്കട: വൈദ്യുതി ലൈനിലുണ്ടായ അമിത വൈദ്യുത പ്രവാഹത്തിൽ ഇരുപതോളം വീടുകളിലെ ഉപകരണങ്ങൾ നശിച്ചു. വേരുംപിലാക്കൽ മുക്ക നിലന്പൂർ: ആക്ട് ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിൽ നടത്തുന്ന അതിജീവന സംഗ പെരിന്തൽമണ്ണ: രണ്ടായിരത്തി ഇരുപത് ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി അവസാനിക്കുന്ന മോട്ടോർ വാഹനം സംബന്ധിച്ച എല്ലാ രേഖ സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ് ജനുവരി 15ന് പെരിന്തൽമണ്ണ: സിബിഎസ്ഇ ഒന്നാംപാദ ബോർഡ് പരീക്ഷകൾ കാരണം മാറ്റിവച്ച മലപ്പുറം സഹോദയ ഇംഗ്ലീഷ് ഫെസ്റ്റ് "ലിംഗ്വഫാന്‍റ' മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. അഞ്ചിടത്തും യുഡിഎഫ് സീറ്റ് നി മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ക്ഷേത്രം ജീവനക്കാരിക്ക് ശന്പള കുടിശിക കിട്ടി മലപ്പുറം: തിരൂർ ഇരിന്പിളിയം പുറമണ്ണൂർ ഗണപതി ദേവസ്വം നരസിംഹ ക്ഷേത്രത്തിൽ 20 വർഷമായി അടിച്ചു തളിക്കാരിയായി ജോലി ചെ സ്പെഷൽ ഫീസിനത്തിൽ ഈടാക്കിയ പണം തിരിച്ചുനൽകിയില്ല മങ്കട: ഹയർ സെക്കൻഡറി 2020-21 അധ്യയന വർഷത്തിൽ സ്പെഷൽ ഫീസ് ഇനത്തിൽ വിദ്യാർഥികളിൽ നിന്നു ഈടാക്കി ട്രഷറിയിൽ അടച്ച പണ ജില്ലാ അത്‌ലറ്റിക് മീറ്റ് 12 മുതൽ മലപ്പുറം: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അന്പത്തി ഒന്നാമത് ജില്ലാ ജൂണിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ് 12 നിലന്പൂർ ലൈനിൽ സ്റ്റോപ്പില്ല; തെക്കോട്ട് നിയന്ത്രണമില്ലാതെ സ്റ്റോപ്പുകൾ കരുവാരകുണ്ട്: നിലന്പൂരിൽ നിന്നു കോട്ടയത്തേക്ക് പുറപ്പെടുന്ന എക്സ്പ്രപ്രസ് ട്രെയിനു നിലന്പൂർ-ഷൊർണൂർ ലൈനിൽ സ്റ്റോപ് സിബിഎസ്ഇ വിദ്യാർഥികൾക്ക് മോഡറേഷൻ; നിവേദനം നൽകി പെരിന്തൽമണ്ണ: സിബിഎസ്ഇ സീനിയർ സെക്കൻഡറി ഒന്നാം പാദ വാർഷിക പരീക്ഷയിൽ സിലബസിന് പുറത്തുള്ളതും കഠിനവുമായ ചോദ്യങ്ങ പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവ ഭക്ഷിച്ച കാട്ടുപന്നിയുടെ ജഡം; തൊഴിലാളികൾ ഭീതിയിൽ കാളികാവ്: കാട്ടുപന്നിയുടെ കടുവ ഭക്ഷിച്ച ജഡം ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ കണ്ടു. ബുധനാഴ്ച പുലർച്ചെ ടാ പൂക്കോട്ടുംപാടം: രജിത് കുമാറിന്‍റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി പാട്ടുപാടി ധനസമാഹരണം നടത്തുന്നതിനു പൂക്കോട തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ സി. പരമേശ്വരൻ (62) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചിക ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക് എടപ്പാൾ: എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. നരിപ്പറന്പ് സ്വദേശി ഗോകുലത്തിൽ തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലെ സി. പരമേശ്വരൻ (62) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചിക ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക് എടപ്പാൾ: എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. നരിപ്പറന്പ് സ്വദേശി ഗോകുലത്തിൽ എടക്കര: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വഴിക്കടവിൽ ഒരാൾ അറസ്റ്റിൽ. നര നിലന്പൂർ: നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിലുള്ള നിലന്പൂർ, എടവണ്ണ റേഞ്ചുകളിലെ കശുമാവിൻ തോട്ടങ്ങളിൽ നിന്നു കശുവണ് എടക്കര: വഴിക്കടവിൽ ചുഴലിക്കാറ്റിൽ വാഴകൃഷി നശിച്ചു. പൂവത്തിപൊയിലിലെ കുണ്ടുകുളി മുഹമ്മദ്, പള്ളിപറന്പിൽ ബേബി, ജലീൽ പൂക്കോട്ടുംപാടം: ഉൗർജസംരക്ഷണത്തിന്‍റെ ആവശ്യകത സമൂഹത്തിനു പകർന്നു നൽകുക എന്ന ലക്ഷ്യത്തിൽ എനർജി മാനേജ്മെന്‍റ് സെന്‍ മലപ്പുറം: വനിതാ ശിശുവികസന വകുപ്പിന്‍റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റി കിഡ്നി രോഗിക്കു ചികിത്സാസഹായത്തിന് ബിരിയാണി ചലഞ്ച് കാളികാവ്: ഐലാശേരി അസൈനാർപടിയിൽ കിഡ്നി രോഗിക്ക് ചികിത്സാ സഹായത്തിനായി എമറാൾഡ് ആർട്സ് ആൻഡ്് സ്പോർട്സ് ക്ലബ് പ്രവ മലപ്പുറം: ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്തുതല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജി മലപ്പുറം: ജില്ലാ സൈനിക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സായുധ സേനാ പതാക ദിനം ആചരിച്ചു. എഡിഎമ്മിന്‍റെ ചേംബറിൽ എഡിഎം എ നിലന്പൂർ നഗരസഭാ തെരഞ്ഞെടുപ്പിലെ വിഭാഗീയത; നടപടിയെടുക്കാതെ സിപിഎം നിലന്പൂർ: കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ പരാജയത്തിനു കാരണക്കാരെന്നു സിപിഎം കണ്ടെത്തിയ നേത പാണന്പ്ര വളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക് തേഞ്ഞിപ്പലം: സ്ഥിരം അപകടമേഖലയായ ദേശീയപാത തേഞ്ഞിപ്പലം പാണന്പ്രയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുതുകാടുള്ള നഗരസഭയുടെ സ്ഥലം മാലിന്യസംസ്കരണത്തിനും ഭവനപദ്ധതിക്കും സപ്ലൈകോ ഒൗട്ട്‌ലെറ്റുകളിൽ ഇനി മുതൽ ഗ്യാസ് സിലിണ്ടറുകളും പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിനു കീഴിലെ സിവിൽ സപ്ലൈസ് കോർപറേഷൻ ഒൗട്ട്‌ ലെറ്റുകളിൽ ഇനി മുതൽ അഞ്ചു കിലോഗ്രാം തൂക്കമു യൂത്ത് സോക്കർ ലീഗ് 12 മുതൽ മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 ഫുട്്ബോൾ അക്കാദമികൾ സംയുക്തമായി സംഘടിപ്പിക്കുന്ന യൂത്ത് സോക്കർ ലീ മലപ്പുറം: പൊന്നാനി ജങ്കാർ സർവീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കണ്‍സർവേറ്റർ ഫി എംഎൽഎ ഇടപെട്ടു; ഈസ്റ്റ് മണ്ണാർമല ഇനി "പരിധിക്ക് പുറത്തല്ല' പെരിന്തൽമണ്ണ: വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ ഈസ്റ്റ് മണ്ണാർമല പ്രദേശത്തെ മൊബൈൽ ഫോണ്‍ നെറ്റ്വർക്ക് പ്രശ്നങ് വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലും കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി ഡിആർഐ കൊച്ചി സംഘം ന "ആഗോള ലേണിംഗ് സിറ്റി’ പദവി; തൃശൂരിനും നിലന്പൂരിനും ശിപാർശ നിലന്പൂർ: യുനെസ്കോയുടെ "ആഗോള ലേണിംഗ് സിറ്റി’ ശൃംഖലയിൽ തൃശൂരിനും നിലന്പൂരിനും ഇടം ലഭിക്കാൻ കേന്ദ്ര സർക്കാർ ശിപാർശ ച ‘വനിതാ സംരക്ഷണം: നിയമങ്ങളും ക്ഷേമ പദ്ധതികളും’ ശിൽപശാല പെരിന്തൽമണ്ണ: വനിതാ ശിശുവികസന വകുപ്പും നാഷണൽ സർവീസ് സൊസൈറ്റി സേവന കേന്ദ്രവും പ്രോടെക് അക്കാഡമിയും ചേർന്നു ഗാർഹി പെരിന്തൽമണ്ണ: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്ര വിഷ്കൃത സാക്ഷരതാ പദ്ധതി ‘പഠന ലിഖ്ന അഭിയാൻ’ വിജയിപ്പിക്കുന്നതി വൃക്കരോഗികൾക്കു പാട്ടുപാടി സമാഹരിച്ചത് പത്തരലക്ഷം രൂപ കരുവാരകുണ്ട്: കരുവാരകുണ്ട് പുൽവെട്ടയിലെ രണ്ടു വൃക്കരോഗികളായ വീട്ടമ്മമാരുടെ ചികിത്സയ്ക്ക് തെരുവിൽ പാട്ടുപാടി കലാ ജങ്കാർ സർവീസിലെ ആശങ്ക പൊന്നാനിയിൽ അടിയന്തര യോഗം മലപ്പുറം: പൊന്നാനി അഴിമുഖത്തിനു സമീപം ഭാരതപ്പുഴയിൽ സർവീസ് നടത്തുന്ന ജങ്കാറിന്‍റെ സുരക്ഷാ ആശങ്കകളുടെ അടിസ്ഥാനത്ത നിലന്പൂർ: നിലന്പൂരിൽ നിന്നു കെഎസ്ആർടിസി ബസിൽ വയനാട്ടിലേക്ക് ഉല്ലാസയാത്രാ പോകാം. കെഎസ്ആർടിസിയുടെ ഉല്ലാസയാത്രാ 11നു തുട പെരിന്തൽമണ്ണ: അഗ്നിരക്ഷാ നിലയത്തിനു കീഴിൽ സിവിൽ ഡിഫൻസ് ആൻഡ്് ഹോം ഗാർഡ്സ് റൈസിംഗ്് ഡേ ദിനാചരണം നടത്തി. കെഎസ്ആർടിസ കരുവാരകുണ്ട്: കേരസമൃദ്ധിയും ഫലവൃക്ഷങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തി പെരിന്തൽമണ്ണ അർബൻ ബാങ്കിനു ബ്ലൂ റിബണ്‍ അവാർഡ് പെരിന്തൽമണ്ണ: ബാങ്കോ ബ്ലൂ റിബണ്‍ (2020-21) അവാർഡ് പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ കാലയളവിൽ ഇട മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ഗോപാലകൃഷ്ണനും ഭാര്യയ്ക്കും സഹായം മലപ്പുറം: സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വയോധികരായ പയ്യാനക്കൽ ഗോപാലകൃഷ്ണനും ഭാര്യയ്ക്കും ആവ ‘അതിദരിദ്രരെ കണ്ടെത്തൽ’ ഫോക്കസ് ഗ്രൂപ്പ് ചർച്ച പെരിന്തൽമണ്ണ: നഗരസഭയിലെ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ച അഞ്ചാം വാർഡിൽ മണ്ണിന്‍റെ മക്കളുടെ വിജയം കർഷക സമരം അവസാനിപ്പിച്ചു; ഇനി അവർ വീടുകളിലേക്ക് കോപ്റ്റർ അപകടം: വിലാപയാത്രക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു ലോക്കല്‍ സെക്രട്ടറി വധം: ഗൂഢാലോചനയിൽ കൂടുതൽ പേർ, വടിവാൾ കണ്ടെടുത്തു പാറശാലയിൽ 15 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി മണ്ണിന്‍റെ മക്കളുടെ വിജയം കർഷക സമരം അവസാനിപ്പിച്ചു; ഇനി അവർ വീടുകളിലേക്ക് കോപ്റ്റർ അപകടം: വിലാപയാത്രക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു ലോക്കല്‍ സെക്രട്ടറി വധം: ഗൂഢാലോചനയിൽ കൂടുതൽ പേർ, വടിവാൾ കണ്ടെടുത്തു പാറശാലയിൽ 15 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി വരുമാനമുറപ്പാക്കാന്‍ മൃഗപരിപാലന പരിശീലനം സംഘടിപ്പിച്ചു Kollam മന്ത്രി രാജീവും കെ.കെ. ശൈലജയും സന്ദീപിന്‍റെ വീട് സന്ദർശിച്ചു Pathanamthitta കെഎസ്ആർടിസി കണ്ടക്‌ടർക്കു മർദനം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ Idukki സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു Thrissur എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിൽ 11 പന്നികളെ റൈഫിൾ ടീം കൊന്നു Palakkad നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി Kozhikode പട്ടികവർഗ തുല്യത പഠിതാക്കൾക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയിൽ Wayanad ഐഐഎച്ച്ടി കെട്ടിട ശിലാസ്ഥാപനം നാളെ Kannur ചൈനയില്‍ പഠിച്ചിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠനസൗകര്യമൊരുക്കണമെന്ന് ഉണ്ണിത്താന്‍ Kasaragod വരുമാനമുറപ്പാക്കാന്‍ മൃഗപരിപാലന പരിശീലനം സംഘടിപ്പിച്ചു Kollam മന്ത്രി രാജീവും കെ.കെ. ശൈലജയും സന്ദീപിന്‍റെ വീട് സന്ദർശിച്ചു Pathanamthitta കെഎസ്ആർടിസി കണ്ടക്‌ടർക്കു മർദനം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ Idukki സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു Thrissur എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിൽ 11 പന്നികളെ റൈഫിൾ ടീം കൊന്നു Palakkad നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി Kozhikode പട്ടികവർഗ തുല്യത പഠിതാക്കൾക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയിൽ Wayanad ഐഐഎച്ച്ടി കെട്ടിട ശിലാസ്ഥാപനം നാളെ Kannur ചൈനയില്‍ പഠിച്ചിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠനസൗകര്യമൊരുക്കണമെന്ന് ഉണ്ണിത്താന്‍ Kasaragod കൊവിഡിനിടയിലെ തെരഞ്ഞെടുപ്പ് ഉണ്ടാക്കാവുന്ന ദുരന്തത്തെ കുറിച്ച് സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് കമ്മിഷനും ചിന്തിച്ചില്ല: കോടതികള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിമര്‍ശനം ഫലം പുറത്തുവന്നപ്പോള്‍ ലീഗ് എങ്ങനെ വര്‍ഗീയമായി; തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട് പോയ കെമാല്‍ പാഷയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ തോല്‍വിയ്ക്ക് പിന്നാലെ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് കോണ്‍ഗ്രസ്; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും രണ്ട് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് താഴെ; 19 മണ്ഡലങ്ങളില്‍ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് 2016നേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ കൗണ്ടിംഗിന് ശേഷം പി. രാജീവ് ആദ്യം സന്ദര്‍ശിച്ചത് 'എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ' പങ്കി ചേച്ചിയെ മെട്രോമാനെ മലര്‍ത്തിയടിച്ച ഷാഫി, നേമത്തെ വെല്ലുവിളി ഏറ്റെടുത്ത മുരളീധരന്‍; പരാജയത്തിനിടയിലും കോണ്‍ഗ്രസില്‍ കൈയ്യടി നേടുന്ന രണ്ടു പേര്‍ പിണറായി വിജയന്‍ മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍, കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; തിരുവനന്തപുരത്ത് തോറ്റ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ പ്രീ പോളിലും എക്‌സിറ്റ് പോളിലും പരാജയപ്പെടുത്തിയതിന് മനോരമ ഓഫീസില്‍ പടക്കവുമായി പി.വി അന്‍വറിന്റെ ട്രോള്‍ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്ന് അന്ന് ഉറപ്പിച്ചുപറഞ്ഞു, കടന്നില്ല; വാക്ക് പറഞ്ഞാല്‍ ഇങ്ങനെ വേണം; പ്രശാന്ത് കിഷോറിന് അഭിനന്ദനം മമതാ ദീദിയെയും സ്റ്റാലിനെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രശാന്ത് കിഷോര്‍; തെരഞ്ഞെടുപ്പ് ഉപദേശക ജോലി ഉപേക്ഷിക്കുന്നെന്നും പ്രഖ്യാപനം ബിച്ചു തിരുമലയുടെ വിയോ ഗമറിഞ്ഞ് ന ടു ങ്ങി ലാൽജോസ്; 25 കൊല്ലം മുമ്പത്തെ അദ്ദേഹത്തിന്റെ പ്രവചനം സത്യമായി ആരാധകരുടെ പ്രിയ നടി KPAC ലളിതയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ… ക ണ്ണീ രോടെ ആരാധകർ ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ ഒടുവിൽ അനുപമ സ്വന്തം കുഞ്ഞിനെ 1 വർഷത്തിനുശേഷം കണ്ടപ്പോൾ സംഭവിച്ചത്; പ്രതികരണം ഇങ്ങനെ പ്രസവിച്ച് മൂന്നാം ദിവസം വേർപിരിഞ്ഞ കുഞ്ഞിനെ ഒടുവിൽ മാറോട് ചേർത്ത് അനുപമ അജിത്ത്. വിവാഹിതനായ യുവാവിൽ നിന്നും ഗ ർ ഭിണിയായ 19 കാരിയായ മകളുടെ കുഞ്ഞിനെ അനുപമയുടെ പിതാവാണ് ശിശു ക്ഷേ മ സമിതിക്ക് കൈമാറിയത്. ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സം ശ യം തോന്നി പ രിശോധിച്ച നാട്ടുകാർ ഞെ ട്ടി കഴിഞ്ഞ വർഷം ഒക്ടോബർ 19നാണ് അനുപമക്ക് ആൺ കുഞ്ഞ് ജനിച്ചത്. അജിത്ത് വേറെ വിവാഹിതൻ ആയതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എ തിർത്തിരുന്നു. ഗ ർഭച്ഛി ദ്ര ത്തിന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വഴങ്ങിയില്ല. പ്രസവശേഷം 2020 ഒക്ടോബർ 22ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ വച്ച് കുഞ്ഞിനെ ത ട്ടിയെടു ക്കുകയും തന്നെ മറ്റൊരിടത്തേക്ക് വീട്ടു ത ട ങ്കലിൽ ആക്കുകയും ചെയ്തു എന്നാണ് അനുപമ പ രാതി പ്പെട്ടത്. സീരിയൽ നടി ലക്ഷ്മിപ്രിയയുടെ കുടുംബത്തെ ത ക ർത്ത മ ര ണ വാർത്ത പിന്നീട് ആ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾ മൂന്നു മാസം മുൻപ് നി യമപ്ര കാരം ദ ത്തെടു ക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യത്തോടെ അനുപമ രംഗത്തിറങ്ങി സമരം ആരംഭിച്ചതോടെ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ആന്ധ്രയിൽ നിന്നും കേരളത്തിലെ പാളയത്തെ നിർമല ശി ശുഭ വനിൽ എത്തിച്ചത്. ഇതേത്തുടർന്ന് കുഞ്ഞിനെയും അനുപമയുടെയും ഡി എൻ എ സാമ്പിൾ പ രിശോധിക്കാനായി എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഡി എൻ എ റിസൾട്ട്‌ പോസിറ്റീവ് ആയത്. കുഞ്ഞ് അനുപമയുടെതാണ് എന്ന് ഉറപ്പിച്ചത് സന്തോഷത്തിൽ അനുപമ മധുര വിതരണം നടത്തിയിരുന്നു. കുടുംബ വിളക്കിലെ അച്ഛമ്മയുടെ പ്രണയ കഥ ഇപ്പോഴിതാ അനുപമ ശിശുഭവനിൽ കുഞ്ഞിനെ കണ്ടിരിക്കുകയാണ്. പിറന്നു വീണ മൂന്നാം നാൾ കൺ മുന്നിൽ നിന്ന് മറഞ്ഞ കുഞ്ഞിനെ ഒരു വർഷത്തിനു ശേഷം ആദ്യം കണ്ടപ്പോൾ അനുപമയുടെ ഹൃദയത്തിൽ ഒരു കടലിളകി. അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന നിശബ്ദ ഭാഷയിൽ അവർ ഇരുവരും വർത്തമാനം പറഞ്ഞു. ആ സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവരുടെ മനസ്സും വി ങ്ങിപ്പൊ ട്ടി. അജിത്തിനൊപ്പം ആണ് അനുപമ കുഞ്ഞിനെ കാണാൻ എത്തിയത്. കുഞ്ഞിനെ കണ്ടതിൽ സന്തോഷം എന്ന് അനുപമ പറഞ്ഞു. 35മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചക്കുശേഷം ഇടരുന്ന വാക്കുകളോടെ ആണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. രാത്രി മ രി ച്ച ആളുടെ മൃ തദേ ഹം വാങ്ങാൻ പിറ്റേന്ന് മോ ർച്ചറിയിലെത്തിയ ബന്ധുക്കളെ ന ടു ക്കിയ കാഴ്ച.. കുഞ്ഞു സുഖമായിരിക്കുന്നു. എന്തായാലും ഇവിടെ ഉ പേക്ഷിച്ചു പോകാനും ആകില്ലല്ലോ അനുപമ പറഞ്ഞു. സന്തോഷം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. സന്തോഷം കാരണം ഒന്നും പറയാൻ പറ്റുന്നില്ല എന്ന് അനുപമ കൂട്ടിച്ചേർത്തു. കുറെ നാളായി കുഞ്ഞിനെ കണ്ടിട്ട്. അനുഭവിക്കാൻ തുടങ്ങിയിട്ടും ഏറെക്കാലമായി. അതിൽ നിന്ന് ആശ്വാസം ലഭിച്ചു. കുഞ്ഞിനെ കയ്യിൽ കിട്ടുന്നത് വരെ സമരം തുടരും. കുഞ്ഞിനെ വേഗം കയ്യിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു. ഇതുവരെ ഉണ്ടായ കാലതാമസം ഇനി ഉണ്ടാകില്ല എന്ന് കരുതുന്നു. എത്രയും പെട്ടെന്ന് കുഞ്ഞിനെ തരണം. റിസൾട്ട് ഔദ്യോഗികമായി ലഭിക്കാൻ മെയിൽ അയച്ചതായും അനുപമ പറഞ്ഞു മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ഒന്നാം ഞായർ വിചിന്തനം മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36) യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍ കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം ക്രിസ്തുമസ് റീത്തും തിരികളും ഒരുക്കേണ്ടത് എങ്ങനെ ആഗമനകാല റീത്തിന്റെ ഉത്ഭവം ആഗമനകാല റീത്ത് (Advent wreath) പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ലൂതറന്‍ ക്രിസ്ത്യാനികള്‍ ആരംഭിച്ച ഒരു ക്രൈസ്തവ അനുഷ്ഠാനമാണ്. ജില്ലാതല നിയമബോധന അമൃത മഹോത്സവത്തിന് വിരാമമായി എറണാകുളം: അമൃത മഹോത്സവ നിയമബോധന പരിപാടിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന ബിസിസി റീജിയണല്‍ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ദേശീയ മെത്രാന്‍ സമിതികളുടെ കീഴില്‍ വരുന്ന 14 മേഖല ബിസിസി കമ്മീഷന്‍ സെക്രട്ടറിമാരുടെയും ദേശീയ ബിസിസി എറണാകുളം: 2022ലെ ജീവനാദം കലണ്ടര്‍ ജീവനാദം എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. ജീവനാദം പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍ വലിയ പങ്കുവഹിച്ചയാളാണ് എറണാകുളം പച്ചാളം സ്വദേശിയായ ഛായാഗ്രാഹകന്‍ നീല്‍ ഡികുഞ്ഞ. സത്യന്‍ അന്തിക്കാടിനെയും കമലിനെയും അമല്‍ നീരദിനെയും പോലുള്ള പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നീലിന്റെ 16-ാമത്തെ സിനിമയായിരുന്നു ‘ഹോം.’ ഒരു വ്യാഴവട്ടക്കാലത്തിലധികമായി സിനിമാ രംഗത്തുള്ള നീലിനെ വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ച ചിത്രം കൂടിയാണ് ‘ഹോം.’ സിനിമയിലെ അനുഭവങ്ങള്‍, കാലത്തിന്റെയും സാങ്കേതികതവിദ്യയുടെയും മാറ്റം തുടങ്ങിയ കാര്യങ്ങളെകുറിച്ച് നീല്‍ ജീവനാദവുമായി സംവദിക്കുന്നു. എറണാകുളം പച്ചാളം സ്വദേശിയാണെങ്കിലും നീല്‍ മൂന്നാറിലാണ് ജനിച്ചതും വളര്‍ന്നതും. എന്തായിരുന്നു ആ സാഹചര്യം? എന്റെ പപ്പ ആന്റണി ഡികുഞ്ഞയ്ക്ക് മൂന്നാറില്‍ ടാറ്റാ ടീ ലിമിറ്റഡിലായിരുന്നു ജോലി. അതുകൊണ്ട് ജനിച്ചതും വളര്‍ന്നതും മൂന്നാറിലാണ്. എല്‍കെജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ടാറ്റാ സ്‌കൂളിലാണു പഠിച്ചത്. സിനിമ ചെറുപ്പം മുതലേ ഒരു മോഹമായിരുന്നോ? സിനിമാരംഗത്ത് എത്തപ്പെടണമെന്ന ആഗ്രഹം എങ്ങനെ ഉണ്ടായി? സിനിമകള്‍ ഇഷ്ടമായിരുന്നു, പക്ഷേ അതിനെക്കാളേറെ ഇഷ്ടം ചെറുപ്പം മുതലേ ഫോട്ടോഗ്രഫിയോടു തന്നെയായിരുന്നു. ഫോട്ടോഗ്രഫര്‍മാര്‍ പല ചടങ്ങുകള്‍ക്കും ഫോട്ടോയെടുക്കുന്നതു കാണുമ്പോള്‍ ഒരു ക്യാമറയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആറാം ക്ലാസ് മുതലാണ് അതൊരു പാഷനായി വളര്‍ന്നതെന്നു പറയാം. മാസികകളിലെ ചിത്രങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ ഇതെല്ലാം വളരെയേറെ ആകര്‍ഷിച്ചിട്ടുണ്ട്. ഒരു വഴിത്തിരിവുണ്ടാകുന്നത് എങ്ങനെയാണ്? പ്രഫഷണലായി ഈ ഫീല്‍ഡ് തിരഞ്ഞെടുക്കാമെന്ന് തോന്നിയത് എങ്ങനെയാണ്? പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പുരോഹിതനാകണമെന്ന ആഗ്രഹം മനസില്‍ വളര്‍ന്നിരുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചു. സൊസൈറ്റ് ഓഫ് ദി ഡിവൈന്‍ വേഡ് (എസ് വിഡി) സമൂഹത്തിന്റെ ചങ്ങനാശേരിയിലെ സെന്റ് ജോണ്‍സ് മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു. അവിടെ ഒരു വര്‍ഷം തികയ്ക്കുന്നതിനു മുമ്പുതന്നെ വീണ്ടും ഫോട്ടോഗ്രഫിയിലേക്കു ശ്രദ്ധ തിരിഞ്ഞു. റെക്ടറച്ചനോട് എനിക്ക് മീഡിയാ റിലേറ്റഡ് ആയി എന്തെങ്കിലും പഠിക്കണമെന്നു പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ചങ്ങനാശേരിയിലെ സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ (ഇപ്പോഴത്തെ മീഡിയാ വില്ലേജ്) ചേര്‍ത്തു. മൂന്നു വര്‍ഷത്തെ ബിഎ മള്‍ട്ടിമീഡിയ കോഴ്സായിരുന്നു അത്. അവിടെ വിസിറ്റിംഗ് പ്രഫസറായിരുന്ന ഛായാഗ്രാഹകന്‍ സാജന്‍ കളത്തിലുമായി നല്ല അടുപ്പത്തിലായി. ഫോട്ടോഗ്രഫിയോടുള്ള എന്റെ താല്‍പര്യം മനസിലാക്കിയ അദ്ദേഹം കോളജില്‍ പഠിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കൂടെ കൂട്ടി. 2001ല്‍ ‘നിവേദ്യം’ എന്ന സിനിമയില്‍ ഔദ്യോഗികമായി അസിസ്റ്റന്റായി. പിന്നീട് ‘വിരുന്താളി’ എന്ന തമിഴ് സിനിമയിലും ‘ദ ഡിസയര്‍’ എന്ന ഹിന്ദി സിനിമയിലും അസിസ്റ്റന്റായി. അതിനു ശേഷം അമല്‍ നീരദുമായി ബന്ധപ്പെട്ടു. ‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന സിനിമയിലാണ് ജോയിന്‍ ചെയ്തത്. സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അത് കരിയറായി തിരഞ്ഞെടുക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലായിരുന്നു, അല്ലെങ്കില്‍ അങ്ങനെ കരുതിയിട്ടില്ല. ഒരു ചിത്രത്തിലെങ്കിലും ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രം. പക്ഷേ അതിനു വേണ്ടി ആരുടെ അടുത്തും ചാന്‍സ് ചോദിക്കാനും തയ്യാറായിരുന്നില്ല. അവസരങ്ങള്‍ ഒരു അനുഗ്രഹം പോലെ വന്നുചേരുകയായിരുന്നു. അങ്ങനെ അതൊരു കരിയറായി മാറി. അല്ലാതെ ഇതാണ് എന്റെ ലക്ഷ്യം എന്നു കരുതി അതിലേക്കായി ഫോക്കസ് ചെയ്തിട്ടില്ല. വീട്ടുകാര്‍ സിനിമയിലേക്കുള്ള പ്രവേശനത്തെ എങ്ങനെയാണ് കണ്ടിരുന്നത്? പപ്പയുടെയും മമ്മയുടെയും വലിയ സപ്പോര്‍ട്ട് ആദ്യം മുതലേ ഉണ്ടായിരുന്നു. ഏതു കരിയറും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ തന്നിരുന്നു. പക്ഷേ തീരുമാനമെന്തായാലും, ഏതു പാത സ്വീകരിച്ചാലും, അതില്‍ വിജയം കണ്ടെത്തണമെന്നും അവര്‍ പറയുമായിരുന്നു. ഇപ്പോഴും അവരുടെ നൂറു ശതമാനം പിന്തുണയുണ്ട്. എന്റെ സിനിമകള്‍ മാത്രമല്ല മറ്റുള്ള സിനിമകളും അവര്‍ കാണും. കൃത്യമായ അഭിപ്രായങ്ങള്‍ പറയും. ഭാര്യയും കുട്ടികളും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്. ‘ഹോമി’നു മുമ്പുള്ള പ്രധാനപ്പെട്ട സംരംഭങ്ങള്‍ ഏതൊക്കെയായിരുന്നു? 2011ല്‍ ആണ് സ്വതന്ത്രമായി ഒരു വര്‍ക്ക് ചെയ്യുന്നത്. ‘ദൂരെ’ എന്നൊരു ടെലിഫിലിമായിരുന്നു അത്. എല്ലാവര്‍ക്കും ആ ടെലിഫിലിം ഇഷ്ടപ്പെട്ടു. തുടര്‍ന്ന് 2013ല്‍ ‘നി കൊ ഞാ ചാ’ എന്ന സിനിമയില്‍ ആദ്യമായി ഛായാഗ്രാഹകനായി. ‘ഹൗസ്ഫുള്‍,’ ‘പൊട്ടാസ് ബോംബ്,’ ‘ഫിലിപ് ആന്‍ഡ് ദി മങ്കി പെന്‍,’ ‘ലോ പോയിന്റ്,’ ‘മണിരത്നം,’ ‘എന്നും എപ്പോഴും,’ ‘ഉട്ടോപ്യയിലെ രാജാവ്,’ ‘ജോ ആന്‍ഡ് ദി ബോയ്,’ ‘മങ്കീസ്,’ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയിലോ,’ ‘ദി സൗണ്ട് സ്റ്റോറി,’ ‘സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്,’ ‘ഇടി മഴ കാറ്റ്’ എന്നിവയാണ് തുടര്‍ന്നു ചെയ്ത സിനിമകള്‍. 16-ാമത്തെ സിനിമയാണ് ‘ഹോം.’ പരിചയസമ്പത്തും അറിവും മാത്രം കൊണ്ടു പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മേഖലയാണോ ഇത്? പുതിയ തലമുറയില്‍ ധാരാളം ഛായാഗ്രാഹകന്മാര്‍ വരുന്നുണ്ട്. കടുത്ത മത്സരം ഇവിടെയുണ്ടോ? ഏതു മേഖലയിലുമെന്നപോലെ അര്‍പ്പണമനോഭാവം, ചെയ്യാനുള്ള ആഗ്രഹം, ഇവിടെയും വളരെ പ്രധാനമാണ്. ഡെഡിക്കേഷന്‍, ഹാര്‍ഡ് വര്‍ക്ക്, ടെക്നോളജിയിലെ അപ്ഡേഷന്‍ എല്ലാം വളരെ ആവശ്യമാണ്. ഏറ്റവും മുഖ്യം ആഗ്രഹം തന്നെയാണ്. ആഗ്രഹമുണ്ടെങ്കില്‍ മറ്റുള്ള കാര്യങ്ങളെല്ലാം സ്വാഭാവികമായി തന്നെ ഉണ്ടാകും. ഇന്ത്യയില്‍ മൊത്തത്തിലും കേരളത്തിലും കടുത്ത മത്സരമുള്ള ഫീല്‍ഡ് തന്നെയാണിത്. ഞാന്‍ മലയാള സിനിമയിലെ ഛായാഗ്രാഹകരുടെ സംഘടനയില്‍ അംഗമാണ്. ഈ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത 260 ഫോട്ടോഗ്രഫര്‍മാരുണ്ട്. മലയാളത്തില്‍ ഒരു വര്‍ഷം ഷൂട്ട് നടക്കുന്നത് പരമാവധി 100 – 115 സിനിമകളാണ്. ആ കണക്കില്‍ മാസത്തില്‍ ശരാശരി 5-6 സിനിമകളുടെ ഷൂട്ടിംഗാണ് ഉണ്ടാകുക. ഈ സിനിമകളുടെ ഛായാഗ്രാഹകന്മാരില്‍ ഒരാളാകുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഒരു പ്രോജക്ട് ഉണ്ടായിവരിക, ഉണ്ടാക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സിനിമയുടെ ഫോര്‍മാറ്റ് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പോലെ ഡിജിറ്റല്‍ ക്യാമറകളോ എഡിറ്റിംഗ് സംവിധാനങ്ങളോ കുറച്ചുകാലം മുമ്പു വരെ ഉണ്ടായിരുന്നില്ല. ഒരു ഷോട്ട് എടുത്താല്‍ അത് ലാബില്‍ കൊണ്ടുപോയി ഡവലപ് ചെയ്‌തൊക്കെ നോക്കിയാണ് അടുത്ത ഘട്ടത്തിലേക്കു കടക്കുക. ഇപ്പോള്‍ മികച്ച ക്യാമറകളുണ്ട്. ഇന്ന് ഏത് കളറും മിക്‌സ് ചെയ്യാന്‍ നൂതന വിദ്യകളുണ്ട്. എന്നിട്ടും പല സിനിമകള്‍ക്കും തടസം നേരിട്ടിട്ടുള്ളത് പുതിയ ഛായാഗ്രാഹകരുടെ പിടിപ്പുകേടുമൂലമാണെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഈ രംഗത്തേക്കു വരുന്ന പുതിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്? വളരെ ശരിയായ കാര്യമാണിത്. സിനിമയുടെ സാങ്കേതികവിദ്യകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ദിവസേനയെന്നോണം അതില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്യാമറകളില്‍ തന്നെ 4കെ, 6കെ, 12കെ ക്യാമറകളെല്ലാം ഇവിടെ ലഭ്യമാണ്. ഓരോ ഷോട്ടിനും പലതരം ലെന്‍സുകള്‍ ഉപയോഗിക്കുന്നു. പോസ്റ്റ്പ്രൊഡക്ഷനിലേക്കു വരുമ്പോള്‍ ഡിഐ ഡിജിറ്റല്‍, ഇന്റര്‍മീഡിയറ്റ്, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ (ലൊക്കേഷനുകളില്‍ പോവാതെ സ്റ്റുഡിയോയില്‍ വെര്‍ച്വലായി നിര്‍മ്മിക്കുന്ന സെറ്റുകളില്‍ ചിത്രീകരിക്കുന്നത് റിയല്‍ എന്‍ജിന്‍, ഗ്രാഫിക്സ് അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. ഈ സാങ്കേതികവിദ്യകളെല്ലാം ഇപ്പോള്‍ നമുക്കും ലഭ്യമാണ്. ഒരു സിനിമയെന്നു പറയുമ്പോള്‍ വളരെയധികം ആസൂത്രണം ചെയ്യേണ്ട കാര്യമാണ്. ടെക്നോളജി ഉപയോഗിക്കുമ്പോഴും ഇത്തരം പ്ലാനിംഗ് ആവശ്യമാണ്. ഒരു നിശ്ചിത സിനിമയില്‍ പുതിയ സാങ്കേതികവിദ്യ എന്തിനാണ് ഉപയോഗിക്കുന്നതെന്ന അറിവ് അല്ലെങ്കില്‍ ബോധം നമുക്കുണ്ടാകണം. ആ സാങ്കേതികവിദ്യ ഉപയോഗിച്ചതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ, സിനിമയുടെ പൊതുസ്വഭാവത്തിന് ചേരുന്നതാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ചിന്തിക്കണം. മൊത്തം ഷൂട്ടിംഗ് സമയത്തിന്റെ രണ്ടോ മൂന്നോ ദിവസമായിരിക്കും ചിലപ്പോള്‍ ഇതിന്റെ ഉപയോഗമുണ്ടാകുക. അത് സിനിമയ്ക്ക് പ്രയോജനകരമാണെങ്കില്‍ നമ്മളത് നന്നായി പഠിക്കണം. കാരണം പലപ്പോഴും ഇത്തരം സാങ്കേതികവിദ്യകളുടെ ചെലവ് മലയാളം സിനിമയ്ക്ക് വഹിക്കാവുന്നതില്‍ അപ്പുറമായിരിക്കും. സിനിമയുടെ ബജറ്റ് താളംതെറ്റും. ഷൂട്ടിംഗ് തന്നെ മുടങ്ങും. പല ക്യാമറാമാന്‍മാര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. ‘ഹോം’ ഒടിടി റിലീസാണെന്ന് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണോ? ഒടിടി-ചാനല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളും തിയറ്ററുകളില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന ചിത്രങ്ങളും ചിത്രീകരിക്കുമ്പോള്‍ ഏതൊക്കെ തരത്തിലുള്ള വ്യത്യാസങ്ങളാണ് വേണ്ടത്? സാങ്കേതികമായി മാറ്റങ്ങള്‍ ആവശ്യമാണോ? ക്യാമറകളിലും എഡിറ്റിംഗിലും വ്യത്യാസം വേണോ? ഒടിടി റിലീസ് ഗുണം ചെയ്തോ? ‘ഹോം’ ഒരു തിയറ്റര്‍ സിനിമയായി തന്നെയാണ് പ്ലാന്‍ ചെയ്തിരുന്നത്. അതിനുള്ള ക്യാമറകളും മറ്റുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപിക്കുകയും തിയറ്ററുകള്‍ അനിശ്ചിതമായി അടച്ചിടുകയും ചെയ്തതോടെ നിര്‍മാതാവ് വിജയ്ബാബു ഒടിടി റിലീസിന് തയ്യാറാകുകയായിരുന്നു. അതനുസരിച്ച് ഷൂട്ടിംഗ് സാങ്കേതിക സംവിധാനങ്ങളും മാറ്റി. പക്ഷേ സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതോടെ അതൊരു വ്യത്യസ്ത ലെവലിലായി. ഓണത്തിന് സിംഗിള്‍ റിലീസായാണ് ‘ഹോം’ വന്നത്. ഒടിടി കാരണമാണ് അതു സംഭവിച്ചത്. ‘ഹോം’ ഒരു കൊച്ചു സിനിമതന്നെയാണ്. തിയറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ ഇത്തരം സിനിമകള്‍ക്ക് വൈഡ് റീലിസ് കിട്ടിയെന്നു വരില്ല. സിനിമ കണ്ട് ഇഷ്ടപ്പെട്ടാണ് പിന്നീടത് വിജയം കൈവരിക്കുക. പക്ഷേ ഒടിടി റിലീസില്‍ 240 രാജ്യങ്ങളില്‍ ഈ സിനിമ ഇന്റര്‍നെറ്റിലൂടെ സ്ട്രീം ചെയ്തു. നിരവധി പേര്‍ വിദേശത്തു നിന്നും ഇന്ത്യയുടെ പല ഭാഗത്തു നിന്നും വിളിച്ച് അഭിനന്ദിച്ചു. പല ഭാഷകളിലെയും സംവിധായകരും അഭിനേതാക്കളും മറ്റും അവരിലുണ്ടായിരുന്നു. ത്രൂഔട്ട് വേള്‍ഡിലാണ് സിനിമ പോയത്. അതു വലിയൊരു ഗുണമായിരുന്നു. ഒടിടി റിലീസ് ചെയ്യുമ്പോള്‍ അവര്‍ നിര്‍ദേശിക്കുന്ന സാങ്കേതിക വിദ്യകളും ക്യാമറകളും ഉപയോഗിക്കണം. ഒരുപാട് സ്പെസിഫിക്കേഷനുകള്‍ അവര്‍ പറയുന്നുണ്ട്. ‘ഹോമി’നെ അടിസ്ഥാനപ്പെടുത്തി പറയുകയാണെങ്കില്‍, സിനിമയുടെ മനോഭാവം നിശ്ചയിക്കുന്നതില്‍ ഛായാഗ്രാഹകനുള്ള പങ്ക് എത്രത്തോളമുണ്ട്? വളരെ പ്രധാനപ്പെട്ട പങ്കാണ് ഛായാഗ്രാഹകന് വഹിക്കാനുള്ളത്. ‘ഹോം’ ഒരു കൊച്ചു സിനിമയാണെന്ന് എല്ലാവരും പറയുമല്ലോ. പക്ഷേ ആ ഫീല്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടണം. ചലഞ്ചിംഗ് ആയിരുന്നു ‘ഹോമി’ന്റെ ഷൂട്ടിംഗ് എന്ന് സിനിമ കാണുമ്പോള്‍ തോന്നില്ല. ഒരേ രംഗത്തു തന്നെ ക്ലൈമറ്റ് മാറി വരുന്നതൊക്കെ കാണിക്കണമായിരുന്നു. മഴ വരുന്നു പോകുന്നു, വെയില്‍ വരുന്നു, വീണ്ടും മഴ…അങ്ങനെ. അതിന്റെ തുടര്‍ച്ച വേണ്ടിയിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് ഞാന്‍ സംവിധാ യകന്‍ റോജിന്‍ തോമസിനൊപ്പം നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഏതു രംഗത്ത് ഏതു ലെന്‍സ് ഉപയോഗിക്കണം, ക്യാമറ എവിടെ വയ്ക്കണം, കളര്‍ടോണ്‍ എന്താകണം തുടങ്ങിയ കാര്യങ്ങളിലെല്ലാം മുന്‍കൂര്‍ തീരുമാനമെടുക്കാന്‍ പറ്റി. സംവിധായകന്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ആവശ്യപ്പെടാതെ തന്നെ മനസിലാക്കാന്‍ പറ്റി. ലൈറ്റിംഗിലൊക്കെ ചില പുതുമകള്‍ വരുത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഹോബി. ധാരാളം സിനിമകള്‍ കാണും. അതില്‍ നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്ന് എപ്പോഴും പരിശോധിക്കും. പിന്നെ ഞാനും റോജന്‍ തോമസും (‘ഹോമി’ന്റെ സംവിധായകന്‍ സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് ഒരു പോസ്റ്റ്പ്രൊഡക്ഷന്‍ സ്റ്റുഡിയോ ഇട്ടിട്ടുണ്ട്. 2018ല്‍ ആണ് ഇതു തുടങ്ങിയത്. 40 സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇവിടെ ചെയ്തിട്ടുണ്ട്. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ 30-32 കിലോമീറ്റര്‍ വരെ സൈക്കിളിംഗ് നടത്താറുണ്ട്. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം – ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ആലപ്പുഴ: ഇന്നത്തെ കുട്ടികളുടെ ദൈവാനുഭവം എന്താണെന്ന് പഠിക്കണമെന്നും കുട്ടികള്‍ക്കിടയിലെ ആസക്തികളെക്കുറിച്ചും മാനസികപ്രശ്‌നങ്ങളെക്കുറിച്ചും പഠിച്ച് പരിഹാരം കണ്ടെത്തണമെന്നും ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ക്കായുള്ള കെആര്‍എല്‍സിബിസി കെസിവൈഎം കൊച്ചി രൂപതയുടെ കലോത്സവം ‘ഫെസ്റ്റാ 2020’ ന്‌ തുടക്കമായി. കൊച്ചി രൂപതയിലെ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന കെ.സി.വൈ.എം. കൊച്ചി രൂപതാ കലോത്സവം ‘Festa 2020’ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫിന് സ്വർണ്ണം; ആലപ്പുഴ രൂപതക്ക് അഭിമാന നിമിഷം ആലപ്പുഴ: റഷ്യയിൽ വച്ച് നടന്ന നാലാമത് ലോക യൂണിവേഴ്സിറ്റിതല പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അനീറ്റ ജോസഫ് സ്വർണ്ണം നേടി. പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ 320 കിലോഗ്രാം കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍ നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ഒന്നാം ഞായർ വിചിന്തനം മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍ കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന മലയാളത്തിലുള്ള ബൈബിൾ പഠനത്തിലേക്ക് സ്വാഗതം! വേദപുസ്തകത്തോട് ബന്ധപ്പെട്ടുകിടക്കുന്ന വിവിധ വിഷയങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടെയാണ് ഈ വെബ്സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ബൈബിൾ, ദൈവം, യേശുക്രിസ്തു, പരിശുദ്ധാത്മാവ്, ദൂതന്മാർ, മനുഷ്യൻ, പാപം, രക്ഷ, സഭ, യുഗാവസാനം എന്നീ വിഷയങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ വിഷയങ്ങളിൽ ഉയർന്നുവന്നേക്കാവുന്ന പ്രധാന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് നൽകിയിട്ടുള്ളത്. പല ഉത്തരങ്ങളിലും റഫറൻസ് മാത്രമേ നൽകിയിട്ടുള്ള. അതുകൊണ്ട് ഓരോ ഉത്തരവും നല്ലപോലെ മനസ്സിലാക്കുന്നതിന് ബൈബിൾ അത്യാവശ്യമാണ്. ഈ വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങൾക്കുള്ള ചോദ്യങ്ങൾ എഴുതി അറിയിച്ചാൽ മറുപടി നൽകാവുന്നതാണ്. ഭാവിയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ദൈവമഹത്വത്തിനുമായി ഇത് പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ ഈ വെബ് സൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്‌ബോളില്‍ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാർട്ടറിൽ പ്രവേശിച്ചത്.മറ്റൊരു മത്സരത്തിൽ അര്ജന്റീന സ്പെയിനിനോട് സമനില വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി.അവസാന മത്സരത്തിൽ സ്പെയിനിനെ പരാജയപ്പെടുത്തിയാൽ മാത്രമേ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യതകൾ ഉണ്ടായിരുന്നുള്ളു.സ്പെയിനിനോട് 1-1ന്റെ സമനില വഴങ്ങാനെ അര്‍ജന്റീനയ്ക്ക് ആയുള്ളൂ. കൂടാതെ ഗ്രൂപ്പിലെ ഒന്നാസ്ഥാനവും ഉറപ്പിച്ചു.എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന് ഇന്ന് കരുത്തായത്. 76ആം മിനിറ്റിലും 91ആം മിനിറ്റിലും ആയിരുന്നു റിച്ചാര്‍ലിസന്റെ ഗോളുകള്‍. താരം ഇന്നത്തെ രണ്ടു ഗോളുകള്‍ ഉള്‍പ്പെടെ ആകെ അഞ്ചു ഗോളുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേടി. ബ്രസീലിന്റെ താരമായ കുൻഹയിലൂടെയാണ് ബ്രസീലിന് ആദ്യ ലീഡ് ലഭിച്ചത് .എന്നാൽ കളിയുടെ 27 ആം മിനിറ്റിൽ സൗദിയുടെ താരമായ അല്‍ അംറിയിലൂടെ തിരിച്ചടി നൽകി.തുടർന്ന് രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ബാക്കി രണ്ടു ഗോളുകള്‍ വന്നത്. മൂന്ന് മത്സരങ്ങളില്‍ 7 പോയിന്റുമായാണ് ബ്രസീല്‍ ഒന്നാമത് എത്തിയത്. അഞ്ചു പോയിന്റുമായി ഐവറി കോസ്റ്റ ഗ്രൂപ്പില്‍ രണ്ടാമതുമുണ്ട്. അര്ജന്റീനയ്‌ക്കെതിരെ സ്‌പെയിന്‍ 66ആം മിനുട്ടില്‍ മെറിനോയിലൂടെ ആണ് ലീഡ് എടുത്തത് എന്നാൽ 87ആം മിനുട്ടില്‍ ബെല്‍മോണ്ടെ അർജന്റീനയ്ക്ക് ഗോൾ സമ്മാനിച്ചു എങ്കിലും ഒരു വിജയ ഗോള്‍ കൂടെ കണ്ടെത്താനുള്ള സമയം അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നില്ല. 3 മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ ഒന്നാമത് ഫിനിഷ് ചെയ്തു. കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന നാളെ ഉറുഗ്വേയ്‌ക്കെതിരെ; മെസിയുടെ കാര്യം സംശയത്തിൽ പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത അവസാന ഓവറിൽ എതിർ ടീമിന്റെ വിജയലക്ഷ്യം മൂന്ന് റൺസ്; അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയിച്ച് ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് ജയം; ബ്രസീലിന്റെ വിജയക്കുതിപ്പിനു തടയിട്ട് കൊളംബിയ ബ്രസീലിന് ജയം; വെനസ്വേലയെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട് അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം [24 Breaking] പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരുക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക്; കൂടുതല്‍ ജലം പുറത്തേക്കൊഴുക്കും കര്‍ണാടക കൊവിഡ് നിയന്ത്രണം; അതിര്‍ത്തിയില്‍ വാഹന പരിശോധന, വിദ്യാർത്ഥികൾക്കും ചികിത്സയ്ക്ക് പോകുന്നവർക്കും ഇളവ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ ഇടുക്കി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതി രൂക്ഷം; അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുൾ ഉയർത്തി കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി ഇന്നത്തെ പ്രധാന വാർത്തകൾ 28-11-2021 ) ബാഴ്സലോണയുടെ പ്രീ സീസൺ മത്സരങ്ങളിൽ സ്റ്റ്ഗാർട്ടിനെതിരെ പോരാട്ടത്തിൽ 3-0 വിജയം നേടിയ മത്സരങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു 17 കാരനായ ലാ മസിയ വണ്ടർകിഡ് ഗവി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ താരത്തിന്റെ പ്രകടനത്തിൽ ബാഴ്സ ആരാധകർ അത്ഭുതപ്പെട്ടുപോയിരുന്നു. 17 കാരനായ താരത്തെ ഇതിഹാസ താരം സാവിയുടെ പിൻഗാമിയായിട്ടാണ് പല വിദഗ്ധന്മാരും കാണുന്നത്. മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്. കഴിഞ്ഞ ദിവസം നേഷൻസ് ലീഗിലേക്കുള്ള സ്പാനിഷ് ടീമിനെ എൻറിക്‌ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയത് 17 കാരനായ ബാഴ്സ താരത്തിന്റെ തെരഞ്ഞെടുപ്പ് തന്നെയായിരുന്നു. കഴിഞ്ഞ 15 മാസത്തിനുള്ളിൽ അഭൂതപൂർവമായ വളർച്ചയാണ് ഗവിയിൽ ഉണ്ടായിരിക്കുന്നത്. ഇത്രയും നാളുകൾക്കിടയിൽ ലാ മസിയയിൽ നിന്ന് സ്പാനിഷ് ദേശീയ ടീമിലേക്ക് താരം ഉയരുകയും ചെയ്തു. റൊണാൾഡ്‌ കൂമാൻ ഈ സീസണിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകിയപ്പോൾ മിഡ്ഫീൽഡിൽ ഗവിയുടെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്പാനിഷ് ടീമിന്റെ ഭാഗമാകാൻ ലൂയിസ് എൻറിക്വെ ഗവിയെ തെരഞ്ഞെടുത്തത്. സ്പാനിഷ് ടീമിൽ കളിച്ചാൽ ദേശീയ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനാകാം. സാവിക്കും ഇനിയേസ്റ്റക്കും ഒത്ത പകരക്കാരൻ തന്നെയാണ് ഈ ലാ മാസിയ പ്രോഡക്റ്റായ പാബ്ലോ മാർട്ടിൻ പെയ്സ് ഗവിര എന്ൻ ഗവി മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ. സ്പാനിഷ് ഫുട്ബോളിന്റെ മൂന്നാം ഡിവിഷനിൽ ബാഴ്‌സലോണ ‘ബി’ക്കു വേണ്ടിയാണ് താരം കളിച്ചു തുടങ്ങിയത്.പതിനൊന്നാം വയസ്സിൽ റിയൽ ബെറ്റിസിന്റെ അക്കാദമിയിൽ നിന്നാണ് ഗവി ലാ മാസിയയിൽ എത്തുന്നത്. ഈ അഞ്ചു വര്ഷം കൊണ്ട് താരം നേടിയ വളർച്ച അവിശ്വസനീയം തന്നെയാണ്. സെവില്ലിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. വരും സീസണുകളിൽ ബാഴ്സയുടെ ജേഴ്സിയിൽ ഗവിയുടെ മിന്നലാട്ടങ്ങളും മന്ത്രികതയും കാണാമെന്ന വിശ്വാസത്തിലാണ് ബാഴ്സ ആരാധകർ. മനുഷ്യൻ എത്ര പുരോഗമിച്ചാലും, ലോകം മുഴുവൻ കീഴടക്കിയാലും, എത്ര യാന്ത്രികമായാലും, കവിതയും സൗന്ദര്യവും അല്പം മാജിക്കും ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ജീവിതത്തിന് എന്താണോ കവിത, അതാണ് ഫുട്ബോളിന് മെസ്സിയും റൊണാൾഡോയും എതോ ഒരു പ്രകൃതി ശക്തി പോലെ ആണ് ഇരുവരും കളിക്കുന്നത്. മനുഷ്യന്റെ തലച്ചോറിൽ അവന്റെ തന്ത്രങ്ങൾക്കും ബുദ്ധിക്കും അതീതമാണ് വർഷങ്ങളായി ഫുട്ബോൾ ലോകം ഭരിക്കുന്ന ഇരുവരുടെയും ശക്തി പുഴ പോലെ, കാറ്റ് പോലെ, ഒഴുകി നടന്ന് രണ്ട് പേരും നമ്മെ ആസ്വാദനത്തിെന്റെ മൂർദ്ധന്യാവസ്തയിൽ എത്തിക്കുന്നു. മനുഷ്യൻ തീർക്കുന്ന ഒരു തടസ്സവും അവർക്ക് എതിരല്ല. പ്രകൃതി സൗന്ദര്യം വീക്ഷിക്കുന്നത് പോലെ ,അനുഭവിക്കുന്നത് പോലെ, ഫുട്ബോളിലെ ആ മായജാലക്കാരെ ഗ്രൗണ്ടിൽ ഉള്ള കാലത്തോളം നമുക്ക് ആസ്വദിക്കാം ഫുട്ബോളിൽ എല്ലാ കാലത്തും ഏറ്റവും മികച്ചവൻ ആരാണെന്ന് ഉള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്, വർഷങ്ങൾക്ക് മുമ്പ് അത് പെലെ മറഡോണ തമ്മിൽ ആയിരുന്നെങ്കിൽ ഓരോ കാലവും പേരുകളിൽ മാറ്റമുണ്ടായി. ഇപ്പോൾ 10 വർഷത്തിന് മുകളിലായി തർക്കങ്ങളിൽ നിലനിൽക്കുന്നത് റൊണാൾഡോയും മെസ്സിയും തന്നെ.ലോകഫുട്ബോൾ അടക്കി ഭരിക്കുന്ന രാജാക്കന്മാർ കളിക്കുമ്പോൾ തന്നെ ഇതിഹാസങ്ങളുടെ പട്ടികയിൽ എത്തിയിരിക്കുകായാണ് ഇരുവരും.ആരാണ് മികച്ചവൻ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തിലും മികച്ച ഫോമിൽ കളിക്കുന്ന ഇരുവർക്കും പകരം വെക്കാൻ താരങ്ങൾ വളർന്നു വരുമോ എന്ന കാര്യവും സംശയമാണ്. ദേശീയ ടീമിനായി അരങ്ങേറി 15 വർഷത്തിലധികമായി ഏറ്റവും മികച്ച താരമായി നിലനിൽക്കാനുള്ള കഴിവ് പ്രശംസനീയമാണ്. 10 വര്‍ഷം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പരസ്പരം പങ്കുവെച്ച ഈ രണ്ടു കളിക്കാരില്‍ നിന്നും ഒരാളെ മികച്ചവനാക്കി തെരഞ്ഞെടുക്കുക ദുഷ്‌കരമായിരിക്കും.രണ്ടു കളിക്കാരും രണ്ടു ശൈലിയില്‍ കളിക്കുന്നവരും ഫുട്‌ബോള്‍ മികവില്‍ വ്യത്യസ്തരുമായതിനാല്‍ മികവുറ്റ കളിക്കാരന്‍ ആരെന്ന തര്‍ക്കം നിലനില്‍ക്കുന്നു. ഹംഗറിക്കെതിരെ 2005 ൽ സൗഹൃദ മത്സരത്തിലാണ് മെസ്സി ആദ്യമായി അര്ജന്റീന ജേഴ്സിയണിയുന്നത്. ദേശീയ ടീമിനായി 156 മത്സരങ്ങൾ കളിച്ച മെസ്സി 80 ഗോളുകളും 47 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്കോററും മെസ്സിയാണ്. 2003 ൽ കസാക്കിസ്ഥാനെതിരെയാണ് റൊണാൾഡോ ആദ്യമായി പോർച്ചുഗീസ് ജേഴ്സിയണിയുന്നത്. 2004 ൽ യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ആദ്യ അന്തരാഷ്ട്ര ഗോൾ നേടുന്നത്.182 മത്സരം കളിച്ച റോണോ 115 ഗോളുകളും 31 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൊണാഡോ തന്നെ. അന്താരഷ്ട്ര ഫുട്ബോളിൽ കിരീടങ്ങളുടെ കാര്യം എടുത്താൽ ഒളിമ്പിക്സ് സ്വർണവും കോപ്പ അമേരിക്കയും മെസ്സി സ്വന്തമാക്കിയപ്പോൾ യൂറോ കപ്പും,യുവേഫ നേഷൻസ് ലീഗും റോണോ നേടി. ഇരുതാരങ്ങളെയും സംബന്ധിച്ചും കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്നതിനാൽ തന്നെ 2022 ഖത്തർ ലോകകപ്പ് അവസാന ടൂർണമെന്റ് ആകും. ലോകത്തിന് മുന്നിൽ ഇരുവർക്കും തെളിയിക്കാൻ ഒന്നും ഉള്ളതായി തോന്നുന്നില്ല. ദേശിയ ടീമിനായി കിരീടം നേടിയിട്ടില്ല അവസാന പരാതി മെസ്സി തീർത്തതോടെ ഇനി ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ല,രണ്ട് പേർക്കും വളരെ ഫ്രീയായി കളിയ്ക്കാൻ പറ്റുന്ന ലോകകപ്പ് ആയതിനാൽ ഇരുവരുടെയും ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇരുതാരങ്ങളെയും മാത്രം ആശ്രയിച്ച് കളിക്കുന്ന രീതിയിൽ നിന്ന് ടീമുകൾ മാറ്റം വരുത്തിയിട്ടുണ്ട് പ്ലേമേക്കർ റോളിൽ മെസ്സി മിന്നുമ്പോൾ ഏത് നിമിഷവും ഗോൾ അടിക്കാൻ സാധ്യതയുള്ള താരമായി റൊണാൾഡോയും, ഇരുതാരങ്ങളുടെയും നിലവിലെ ഫോമിൽ രണ്ട് പേരും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം,എല്ലാം നേടിയവരിൽ ആർക്കാവും ലോകകിരീടത്തിൽ മുത്തമിടാൻ ഭാഗ്യം?. ❝മദ്യ ലഹരിയിൽ മുങ്ങിയ കരിയർ കളിയിലൂടെ തന്നെ വീണ്ടെടുക്കുകയാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ജോ ❞ Goal Malayalam Sports ❝മദ്യ ലഹരിയിൽ മുങ്ങിയ കരിയർ കളിയിലൂടെ തന്നെ വീണ്ടെടുക്കുകയാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ജോ ❞ Goal Malayalam Sports ❝മദ്യ ലഹരിയിൽ മുങ്ങിയ കരിയർ കളിയിലൂടെ തന്നെ വീണ്ടെടുക്കുകയാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ജോ ❞ ❝മദ്യ ലഹരിയിൽ മുങ്ങിയ കരിയർ കളിയിലൂടെ തന്നെ വീണ്ടെടുക്കുകയാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ജോ ❞ ബ്രസീല്‍ ഫുട്‌ബോളിലെ താരോദയമായി വാഴ്ത്തപ്പെട്ട ജോ ആല്‍വസ് ഡി അസിസ് സില്‍വ എന്ന ജോ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. ഒരു കൊള്ളിയാനെ പോലെ ബോക്‌സിനകത്ത് ഗോളടി വിസ്മയം തീര്‍ക്കുന്ന അത്ഭുതപ്രതിഭാസമായി ജോ വാഴ്ത്തപ്പെട്ടു. പക്ഷേ, പ്രൊഫഷണല്‍ കരിയറില്‍ ഒന്നുമായില്ല. എവിടെയും പ്രതീക്ഷിച്ച പോലെ അടയാളപ്പെടുത്തലുണ്ടായില്ല. എന്താണ് ജോയ്ക്ക് സംഭവിച്ചത്? മദ്യപാനം! ഞാന്‍ സ്വയം നശിക്കുകയായിരുന്നു ജോ തന്നെ തനിക്ക് സംഭവിച്ചത് വെളിപ്പെടുത്തുന്നു. കരിയറില്‍ ദൗര്‍ഭാഗ്യം വേട്ടയാടിയപ്പോള്‍ ജോ ആല്‍ക്കഹോളിലാണ് ആശ്വാസം കണ്ടെത്തിയത്. ചില ദിവസങ്ങളില്‍ അതിരാവിലെ തുടങ്ങും. വീട്ടിനകത്ത് വെച്ചായിരുന്നു മദ്യസേവ. ആരോടും അധികം സംസാരിക്കാറില്ല. ഭാര്യയുമായി തെറ്റിപ്പിരിയേണ്ടി വന്നു. സുഹൃത്തുക്കള്‍ കൂട്ടുകൂടാന്‍ വരാതെയായി. തന്റെ ജീവിത ശൈലി തന്നെ മദ്യാസക്തിയില്‍ മാറിപ്പോയെന്ന് ജോ പറയുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷമായി ജോ ജീവിതം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയാണ്. ആല്‍ക്കഹോളിനോട് ഗുഡ് ബൈ പറഞ്ഞു. ബ്രസീലിയന്‍ ക്ലബ്ബ് കോറിന്ത്യന്‍സില്‍ മുപ്പത്തിനാലാം വയസില്‍ പുത്തന്‍ പ്രതീക്ഷകളുമായി പന്ത് തട്ടുകയാണ് ജോ. 1987ല്‍ സാവോ പോളോയിലാണ് ജോ ജനിച്ചത്. ഏഴാം വയസില്‍ കോറിന്ത്യന്‍സിന്റെ യൂത്ത് അക്കാദമിയില്‍ ചേര്‍ന്നു. 2003 ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. രണ്ട് സീസണുകളിലായി 81 മത്സരങ്ങള്‍. പതിനെട്ടുകാരന് റഷ്യന്‍ ക്ലബ്ബ് സി എസ് കെ എ മോസ്‌കോയില്‍ നിന്ന് ക്ഷണം ലഭിച്ചു. അതായിരുന്നു ജോയുടെ കരിയറിലെ സുവര്‍ണ കാലം. 77 മത്സരങ്ങളില്‍ നിന്ന് 44 ഗോളുകളാണ് നേടിയത്. 2007 ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരെ ഇരുപാദത്തിലും ഗോളടിച്ച് ജോ തിളങ്ങി. ഈ മികവ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് മാര്‍ക് ഹ്യൂസിനെ ആകര്‍ഷിച്ചു. ഇരുപത്തൊന്നാം വയസില്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ക്ക് 18 ദശലക്ഷം പൗണ്ടിന്റെ ക്ലബ്ബ് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ മൂല്യംനല്‍കി മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. അന്ന് സിറ്റിയുടെ ഉടമ മുന്‍ തായ്‌ലന്‍ഡ് പ്രസിഡന്റ് തക്‌സിന്‍ ഷിനവത്രയായിരുന്നു. ജൂലൈയിലാണ് ഈ ട്രാന്‍സ്ഫര്‍ സംഭവിക്കുന്നത്. സെപ്തംബറില്‍ സിറ്റിയെ അബുദാബി ഗ്രൂപ്പായ എഡിയുജി ഏറ്റെടുത്തു. റയല്‍ മാഡ്രിഡില്‍ നിന്ന് റൊബീഞ്ഞോയെ ടീമിലെത്തിക്കാന്‍ ശ്രമിച്ച ചെല്‍സിയേക്കാള്‍ പണമെറിഞ്ഞ് സിറ്റി പുതിയ ഉടമകളുടെ വരവറിയിച്ചു. ഇത് ദോഷം ചെയ്തത് ജോയ്ക്കാണ്. സിറ്റിക്കായി ആദ്യ ഒമ്പത് മത്സരങ്ങില്‍ ഒരു ഗോളുമായി തപ്പിത്തടഞ്ഞ സ്‌ട്രൈക്കറെ ലോണില്‍ എവര്‍ട്ടന് നല്‍കുകയുണ്ടായി. ഈ തിരിച്ചടി മറക്കാന്‍ ജോ കണ്ടെത്തിയ വഴി വെള്ളമടിയായിരുന്നു. ❝ഫുട്‍ബോൾ ലോകത്ത് കിരീടങ്ങൾ വാരിക്കൂട്ടി കത്തി നിൽക്കുന്ന ആ… പാബ്ലോ അയ്മർ “നിർഭാഗ്യം എന്ന പേര് കൂടുതൽ ചേരുന്ന… എവര്‍ട്ടന്‍ കോച്ചായിരുന്ന ഡേവിഡ് മോയസ് ബ്രസീല്‍ യുവതാരത്തിന് അവസരം നല്‍കാന്‍ തയ്യാറായി. റഷ്യന്‍ ക്ലബ്ബില്‍ പുറത്തെടുത്ത മികവാണ് മോയസിനെ ആകര്‍ഷിച്ചിരുന്നത്. ബോള്‍ട്ടനെതിരെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു എവര്‍ട്ടനിലെ അരങ്ങേറ്റം. 2008-09 സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ അഞ്ച് ഗോളുകളാണ് ജോ നേടിയത്. അടുത്ത സീസണിലും എവര്‍ട്ടനില്‍ ലോണില്‍ കളിച്ചു. പക്ഷേ, ജോ നിരാശപ്പെടുത്തി. 24 മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ മാത്രം. ക്രിസ്മസിന് ചോദിക്കാതെ നാട്ടിലേക്ക് പോയതോടെ കോച്ച് മോയസിന് ജോയിലുള്ള താത്പര്യവും നഷ്ടമായി. ഈ കാലത്ത് ദിവസവും മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു താരത്തിന്. മാഞ്ചസ്റ്റര്‍ സിറ്റി കരാര്‍ അവസാനിപ്പിച്ചതോടെ തുര്‍ക്കി ക്ലബ്ബ് ഗലാത്സരേയിലേക്കാണ് ജോ ചേക്കേറിയത്. അവിടെയും നിരാശപ്പെടുത്തി. ഇന്റര്‍നാഷണലിലൂടെ ബ്രസീലിലേക്ക് മടക്കം. അത്‌ലറ്റികോ മിനെയ്‌റോയില്‍ 2012-15 കാലയളവില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനം കാഴ്ചവെച്ചു. കിരീട വിജയങ്ങളിലും പങ്കാളിയായി. യു എ ഇയില്‍ അല്‍ ഷബാബ്, ചൈനയില്‍ ജിയാംഗ്‌സു സുനിംഗ് ക്ലബ്ബിനായും കളിച്ച ജോ 2017 ല്‍ കോറിന്ത്യന്‍സിലേക്ക് തിരിച്ചെത്തിയതോടെയാണ് കരിയറില്‍ പുതിയ പ്രകാശം കണ്ടത്. 61 മത്സരങ്ങളില്‍ 25 ഗോളുകള്‍. അടുത്ത സീസണില്‍ ജാപനീസ് ലീഗിലേക്ക്. നഗോയ ഗ്രാംപസിനായി 33 ലീഗ് മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍! 2016 ല്‍ കോറിന്ത്യന്‍സ് സീരി എ കിരീടം നേടിയ ആഘോഷരാവില്‍ മദ്യം കൈ കൊണ്ട് തൊട്ടില്ല ജോ. രാവിലെ ഒഴി തുടങ്ങുന്ന ആളാണ് ഇങ്ങനെ ഡീസന്റായത്. എന്റെ തെറ്റുകള്‍ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു. ചെറിയ വീഴ്ചകള്‍ക്ക് ആല്‍ക്കഹോളിനെ കൂട്ടുപിടിച്ചതാണ് ഞാന്‍ എന്നോട് ചെയ്ത വലിയ ചതി. ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്, സന്തോഷം തിരിച്ചെത്തിയിരിക്കുന്നു – കോറിന്ത്യന്‍സ് താരമായ ജോ പറയുന്നു. 2007 മുതല്‍ 2014 വരെ ബ്രസീല്‍ദേശീയ ടീമിനായി കളിച്ച ജോ ലോകകപ്പിലും കോണ്‍ഫെഡറേഷന്‍സ് കപ്പിലും മഞ്ഞക്കുപ്പായമണിഞ്ഞു. മരുന്നുകൾ കഷായം വെച്ച്, അരിച്ച് മൂന്നിലൊന്നു ശർക്കരയോ തേനോ ചേർത്തു് മണ്ണിൽ കുഴിച്ചിട്ടിട്ടു് ഒരു നിശ്ചിതകാലത്തിനു ശേഷം എടുക്കുന്നു. മരുന്നുകളുടെയും വെള്ളത്തിന്റെയും മറ്റും അളവു് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ 16 ഇടങ്ങഴി കഷായത്തിൽ ഒരു തുലാം ശർക്കരയും അര തുലാം തേനും ശർക്കരയുടെ പത്തിലൊന്നു തൂക്കം പ്രക്ഷേപദ്രവ്യവും (ദീപനപാചനാദി ഗുണങ്ങൾ ഉണ്ടാക്കുന്ന സംസ്കരണദ്രവ്യം) ചേർത്താണു് മണ്ണിൽ കുഴിച്ചിടുന്നതു്.[2] ഇങ്ങനെ കുറച്ചുദിവസം കാറ്റു തട്ടാതെ അടച്ചു സൂക്ഷിക്കുമ്പോൾ അതിൽ മദ്യാംശവും ഉത്പന്നമാകുന്നുണ്ടു്. ഈ മദ്യാംശം കാലാവസ്ഥാഭേദങ്ങൾക്കും അതിലടങ്ങിയ ദ്രവ്യങ്ങളുടെ സ്വഭാവഭേദങ്ങൾക്കുമനുസരിച്ച് 5% മുതൽ 10% വരെ ഉണ്ടാകാം.[2] പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ജിദ്ദ വിദേശത്തുള്ള പ്രവാസ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും തിരുവനന്തപുരം കോവിഡിന്റെ � കോവിഡിന്റെ പുതിയ വകഭേദം: ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ ജിദ്ദ ഏഴു രാജ്യങ്ങള്‍ക്ക് � ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശിക� കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപ ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്� യു.എ.ഇയുടെ നിയമവ്യവസ്ഥയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കരണത്തിന് അംഗീകാരം ദുബൈ സാമൂഹിക സ്ഥിരത സുരക് ഷാര്‍ജയില്‍ അപകടങ്ങള്‍ അടിയന്തരമായി നേരിടാന്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കുന്നു ഷാര്‍ജ: രാജ്യത്ത് അപകടങ്ങള്‍ അടിയന്തരമായി നേരിടുന്നതിന് വടക്കന്‍ എമിറേറ്റുകളില്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് സ്റ്റേഷനുകള്‍ തുറക്കുന്നത്. രാജ്യത്ത് റോഡപകടം മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഓരോ സ്റ്റേഷനിലും ജോയിന്‍റ് സെന്‍റര്‍, എയര്‍ വിംഗ് ടീം, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘം എന്നിവയുണ്ടാകുമെന്നും മന്ത്രാലയം റോഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അഹമദ് അല്‍ ഹമദായി അറിയിച്ചു. ഓരോ സ്റ്റേഷനിലേക്കും ഹെലികോപ്റ്ററുകളും നല്‍കുന്നതാണ്. സ്റ്റേഷനോടനുബന്ധിച്ച്‌ ഹെലിപ്പാഡും സ്ഥാപിക്കുന്നതാണ്. റോഡപകടങ്ങളുണ്ടാകുമ്പോള്‍ താമസം കൂടാതെ അപകടം പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍വിംഗ് സഹായിക്കും. ഹെലികോപ്റ്ററില്‍ സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ ടീം അംഗങ്ങളാവും സഞ്ചരിക്കുന്നത്. ദുബായ് ട്രന്‍സ്പോര്‍ട്ട് അതോറിറ്റി ഹൈപ്പര്‍ലൂപ്പിന്‍റെ രൂപരേഖ അനാച്ഛാദനം ചെയ്തു വിസമാറ്റം: യുഎഇ നിവാസികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ അബുദാബി 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ യുഎഇയുടെ 50ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി 870 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈ? കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം അബൂദബി കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ? ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരം ഒമാനി എഴുത്തുകാരിക്ക് മസ്കത്ത് ഈ വര്‍ഷത്തെ ഫ്രാന്‍സിലെ അറബ് സാഹിത്യ പുരസ്കാരത്തിന് ബുക്കര്‍ പ്രൈസ് അവാര്‍ഡ് ജേതാവും ഒമാനി എഴുത്തുകാരിയുമ ഒമാനിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന്‍ ക്യാമ്പുകള്‍ മസ്കത്ത് വിദേശികളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിനേഷന്‍ ക്യാമ്പുകള്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് ആശ്വാസമാകുന്നു വിവി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു മനാമ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നപരിഹാരത്തിനായി ഇന്ത്യന്‍ എംബസി ഒപണ്‍ ഹൗസ് സംഘടിപ്പിച്ചു ഭാരത് ബയോടെക് ഇ?? പ്രവാസികളുടെ ഇഖാമയുടെയും റീ എന്‍ട്രികളുടെയും കാലാവധി നീട്ടി സൗദി അറേബ്യ ഒമിക്രോണ്‍: വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍; നിയന്ത്രണങ്ങളുമായി കര്‍ണാടകയും എല്ലാ മദ്യശാലകളോടും രണ്ട് ഡോസ് വാക്സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രം മദ്യം വിൽക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ (Vaccination)സ്വീകരിച്ചവർക്ക് മാത്രമേ ഇനി മദ്യം വിൽക്കുകയുള്ളു എന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ ഖാണ്ഡവ ജില്ല. കോവിഡ് 19 മഹാമാരിക്കെതിരെ (covid 19 pandemic) ലോകം ഒന്നായി പോരാടിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വാക്‌സിനേഷനെ കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയുടെ അധികാരപരിധിയിലുള്ള എല്ലാ മദ്യശാലകളോടും രണ്ട് ഡോസ് വാക്സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രം മദ്യം വിൽക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഖാണ്ഡവ എക്സൈസ് ഓഫീസർ ആർപി കിരാർ ആണ് നിർദേശം പുറപ്പെടുവിച്ചത്. നവംബർ 16 നാണ് നിർദേശങ്ങളടങ്ങിയ ഉത്തരവ് കിരാർ പുറത്തിറക്കിയത്. കോവിഡ് -19 നെതിരെ പോരാടുമ്പോൾ എല്ലാവരും പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മദ്യ വില്പന ശാലയ്ക്കും രണ്ട് കുത്തിവെപ്പെടുത്തവർക്ക് മാത്രം മദ്യം വിൽക്കുക എന്ന നിർദേശം നൽകിയിട്ടുണ്ട്. മദ്യശാലയുടെ പുറത്ത് പുതിയ നിർദേശം അറിയിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കുകയും ചെയ്തു എന്ന് കിരാർ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്തളുടെയും വാക്‌സിനേഷൻ രേഖ മദ്യശാല ഉടമകൾ പരിശോധിക്കേണ്ടതില്ല. പകരം വാക്കാലുള്ള സ്ഥിരീകരണം മാത്രം നടത്തിയാൽ മതിയെന്നാണ് ഉത്തരവ്. ഇതിനെതിരെ നിരവധി പേർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കള്ളം പറഞ്ഞ് പുതിയ ഉത്തരവ് ലംഘിക്കും എന്ന ആരോപണവും ഉണ്ടായി. എന്നാൽ മദ്യപിക്കുന്നവർ കള്ളം പറയില്ലെന്ന നിലപാടാണ് ഖാണ്ഡവ എക്സൈസ് ഓഫീസർ ആർപി കിരാർ സ്വീകരിച്ചത്. Also Read-Guinness Record വെറും 7 സെക്കൻഡുകൾ കൊണ്ട് 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി യുവാവ് വ്യക്തിപരമായ അനുഭവത്തിൽ നിന്നും മദ്യപാനികൾ കള്ളം പറയില്ലെന്ന് തന്റെ വിശ്വാസം. അവർ സത്യസന്ധരായിരിക്കും. അതിനാലാണ് കോവിഡ് -19 നെതിരെയുള്ള രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിനു ഉപഭോക്താക്കൾ ഒരു തെളിവും സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ വാക്കാലുള്ള ഉറപ്പ് മാത്രം മതിയാകും എന്ന് കിരാർ വ്യക്തമാക്കുന്നു. ഇതിനോട് സോഷ്യൽ മീഡിയ പ്രതികരിച്ചത് വളരെ രസകരമായാണ്. ഇന്ത്യയിൽ മദ്യപിക്കുന്നവർ കള്ളം പറയില്ലെന്ന് ഈ ഓഫീസർ പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം ഇതാണെന്നും. അതിനർത്ഥം ഓഫീസർ മദ്യം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയാണോ എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് കമന്റ് രേഖപ്പെടുത്തി. പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾക്ക് മാത്രമേ മധ്യപ്രദേശിലെ മറ്റ് ജില്ലകളും വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നുള്ളു. പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകളെ മാത്രമേ പാർക്കുകൾക്കുള്ളിൽ കയറാൻ അനുവദിക്കൂ. അതുപോലെ രത്‌ലാം ജില്ലയിലെ പ്രശസ്തമായ രത്‌ലാമി സേവ് വിൽക്കുന്ന വ്യാപാരികൾ തങ്ങളുടെ ലഘുഭക്ഷണം രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് മാത്രമേ വിൽക്കുകയുള്ളു എന്ന് സ്വമേധയാ തീരുമാനിച്ചിരുന്നു. Covid 19 സംസ്ഥാനത്ത് ഇന്ന് 4677 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 33 Covid 19 കോവിഡ് ബാധിച്ചതിന് ശേഷം ശരീരഭാരം കൂടുന്നുണ്ടോ? അമിതവണ്ണം നിയന്ത്രിക്കാൻ ചെയ്യേണ്ടത് Covid 19 സംസ്ഥാനത്ത് ഇന്ന് 5987 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 56 Covid 19 സംസ്ഥാനത്ത് 4280 പേര്‍ക്ക് കോവിഡ്-19; മരണം 35 Travel കോവിഡ് അപകടസാധ്യത കുറച്ച് ഇങ്ങനെ സുരക്ഷിതമായി വിമാനയാത്ര ചെയ്യാം? Covid Third Wave ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ Covid 19 സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 57 Covid Vaccine ഡിസംബറില്‍ ഇന്ത്യയില്‍ ആവശ്യത്തിലധികം കോവിഡ് 19 വാക്‌സിന്‍ അവശേഷിക്കുമെന്ന് റിപ്പോര്‍ട്ട് Vaccine വാക്‌സിന്‍ നിര്‍മ്മാണം; നയരൂപീകരണത്തിന് ഡോ. ബി ഇക്ബാല്‍ ചെയര്‍മാനായി ഏഴംഗ സമിതി Covid 19 സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 75 ആലുവ സി ഐയുടെ സസ്‌പെന്‍ഷന്‍; ആഗ്രഹിക്കുന്ന വേഗത്തില്‍ നടപടി ഉണ്ടാകണമെന്നില്ലെന്ന് കാനം രാജേന്ദ്രന്‍ Poverty Index കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം! 43 years in Pocso നാലര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ IND vs SA കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ Holiday തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി 1 എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. 2 എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും. 3 കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു നന്ദിപറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും. 4 അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു. 5 ദൈവമേ, ആകാശത്തിനുമേല്‍അങ്ങ് ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ! 6 അങ്ങു സ്‌നേഹിക്കുന്നവര്‍ മോചിതരാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ! 7 ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍ വച്ചു വാഗ്ദാനം ചെയ്തു: ജയഘോഷത്തോടെ ഞാന്‍ ഷെക്കെമിനെ വിഭജിക്കും, സുക്കോത്തുതാഴ്‌വരയെ അളന്നുതിരിക്കും. 8 ഗിലയാദ് എനിക്കുള്ളതാണ്; മനാസ്‌സെയും എന്‍േറതാണ്; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്. 9 മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും. 10 സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും? 11 ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ദൈവമേ, അങ്ങു ഞങ്ങളുടെസൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ? 12 ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്. 13 ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്. രാജ്യം രാജ്യം തിരഞ്ഞെടുക്കുക അഫ്ഗാനിസ്ഥാൻ അൽബേനിയ അൾജീരിയ അമേരിക്കൻ സമോവ അൻഡോറ അംഗോള അംഗുയില ആന്റിഗ്വയും ബാർബുഡയും അർജന്റീന അർമേനിയ അറുബ ഓസ്‌ട്രേലിയ ഓസ്ട്രിയ അസർബൈജാൻ ബഹ്‌റൈൻ ബംഗ്ലാദേശ് ബാർബഡോസ് ബെലാറസ് ബെൽജിയം ബെലീസ് ബെനിൻ ബെർമുഡ ബൊളീവിയ ബോസ്നിയ ഹെർസഗോവിന ബ്രസീൽ കംബോഡിയ കാമറൂൺ കാനഡ കേപ് വെർഡെ ഡെൻമാർക്ക് ഈജിപ്ത് ഫിൻ‌ലാൻ‌ഡ് ജർമ്മനി ഘാന ഗ്രീസ് ഹോഗ്കോഗ് ഇന്ത്യ ഇന്തോനേഷ്യ അയർലൻഡ് ഇസ്രായേൽ കുവൈറ്റ് ലെബനൻ മലേഷ്യ മെക്സിക്കോ നൈജീരിയ പാകിസ്ഥാൻ പോളണ്ട് പോർച്ചുഗൽ റൊമാനിയൻ റഷ്യ സിംഗപ്പൂർ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയ സ്വീഡൻ തായ്ലൻഡ് ടർക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യുണൈറ്റഡ് കിംഗ്ഡം അമേരിക്ക വിയറ്റ്നാം "Shutup N Jump" ആവികൊണ്ട് മങ്ങിയ വിമാനത്തിന്റെ ചില്ല് വാതിലില്‍ മെറിന്റെ വെളുത്തുനീണ്ട വിരലുകള്‍ എഴുതിയിട്ടപ്പോള്‍ വിയന്റെ കയ്യില്ലേക്ക് നോക്കി.വാച്ച് പോലെ കയ്യില്‍ കെട്ടിയിരിക്കുന്ന ആള്‍ട്ടി മീറ്ററില്‍ ഉയരം 11000 അടി.ബെല്‍റ്റും ഹുക്കും ഒക്കെ വീണ്ടും മുറുക്കി എല്ലാം സുരക്ഷിതമാണ് എന്ന് വീണ്ടും ഉറപ്പാക്കുകയാണ് വിയന്‍.കൊച്ചു വിമാനത്തിന്റെ കിളിവാതിലിലൂടെ ഇപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ മോണ്‍ട്രേ ബേ ഒരു മാപ്പ് പോലേ കാണാം.ഇടയ്ക്കിടയ്ക്ക് മേഘങ്ങള്‍ കാഴ്ചമറച്ചു കടന്നുപോകുന്നു.വട്ടം ചുറ്റി മുകളിലേക്ക് പറന്നു കയറുകയാണ് "റോക്കറ്റ് ജമ്പെര്‍" എന്ന ഈ കൊച്ചു വിമാനം. 10 ആളുകളുമായി 18000 അടി മുകളിലെത്താന്‍ വെറും 7 മിനുറ്റ് സമയം,ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ ജമ്പര്‍ വിമാനത്തിന് ചേരുന്ന പേരുതന്നെയാണ് "റോക്കറ്റ് ജമ്പെര്‍" മോണ്‍ട്രേ ബേയിലെ എയര്‍ സ്ട്രിപ്പില്‍ നിന്നും പറന്നു പൊങ്ങിയിട്ട് ഇപ്പോള്‍ 5 മിനിറ്റുകള്‍ കഴിഞ്ഞിരിക്കുന്നു, 1800 അടി മുകളിലെത്താന്‍ ഇനിയും രണ്ടു മിനിട്ടുകള്‍.പേടി മറച്ച് ആകാംഷയോടെ പുറത്തേക്കു നോക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം മാറുന്നത് കൃത്യമായി കേള്‍ക്കാം.ഈ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം സാധിക്കാന്‍ ഇനി ചില നിമിഷങ്ങള്‍ മാത്രം. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ടാന്റെം സ്കൈ ‌‍ഡിവിങ്ങ്.മെറിന്റെ ടി-ഷര്‍ട്ടില്‍ അതിങ്ങനെ എഴുതിയിരുന്നു "Worlds highest Sky diving -Experience of a life time". അമേരിക്കയില്‍ പലയിടങ്ങളിലും സ്കൈ ‌‍ഡിവിങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും മോണ്‍ട്രേ ബേ സ്കൈ ‌‍ഡിവിങ്ങ് പ്രശസ്തമാണ്.ലോകത്തിലെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ടാന്റെം ജമ്പ്‌ എന്നത് മാത്രമല്ല പ്രത്യേകത,മോണ്‍ട്രേ ബേയും കടലും തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ കാണാന്‍ ഉണ്ടെന്നതിലുപരി കാലാവസ്ഥയും വളരെ അനുകൂലമാണ്.മൂന്നു തരം ‌‍ഡിവിങ്ങ് ആണ് ഇവിടെ ഉള്ളത് .12000 അടി മുകളില്‍ നിന്നുള്ള എന്‍ട്രി ജമ്പ്‌,15000 അടി മുകളില്‍ നിന്നുള്ള കാലിഫോര്ണിയ ഹൈയ്യസ്റ്റു ജമ്പ്‌ പിന്നെ 18000 അടി ഉയരത്തില്‍ നിന്നുള്ള വേള്‍ട്സ് ഹൈയ്യസ്റ്റു ജമ്പ്‌. സിലിക്കണ്‍ വാലയില്‍ നിന്നും മോണ്‍ട്രേയിലെത്താന്‍ രണ്ടു മണിക്കൂര്‍ ,രെജിസ്ട്രേഷന് വേണ്ടി അരമണിക്കൂര്‍,സമ്മത പത്രങ്ങളും ഒപ്പിട്ടു കൊടുത്തു ട്രെയിനിംഗ് പോയിന്റില്‍ ചെന്നപ്പോള്‍ മണി പത്തു കഴിഞ്ഞു.‌‍ ഡിവിങ്ങിനു തയാറായി മൊത്തം 7 ആളുകള്‍ ,അതില്‍ 18000 അടി ഉയരത്തില്‍ നിന്നുള്ള വേള്‍ട്സ് ഹൈയ്യസ്റ്റു ജമ്പ്‌ തിരഞ്ഞെടുത്തത് ഞാനും ഇറ്റലിക്കാരന്‍ റൊമാനും.അടുത്തത് ഗ്രൌണ്ട് ട്രെയിനിംഗ് ആണ്,‌‍‌‍ഡിവിങ്ങ് രീതിയും ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ വിശദീകരണം.ജമ്പ്‌ ചെയ്യുമ്പോള്‍ തല പിടിക്കേണ്ട രീതി,ലാന്‍ഡ്‌ ചെയ്യുമ്പോള്‍ കാലുകള്‍ ചവിട്ടേണ്ട രീതി തുടങ്ങിയവയെകുറിച്ച് വളരെ വിശദമായി വിയന്‍ മനസിലാക്കി തന്നു.വിമാനത്തില്‍ നിന്നു പ്രത്യേകതരം ഗോഗ്ള്‍സ് വെച്ച് കൈകള്‍ മടക്കിനെഞ്ചോടു ചേര്‍ത്ത് തല ഉയര്‍ത്തി പിടിക്കണം.ഫ്രീ ഫാള്‍ സമയത്ത്‌ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല എന്നതിനാല്‍ കൈകള്‍ തട്ടിയാണ് നിര്‍ദേശങ്ങള്‍ തരിക .വിയന്‍ പുറകില്‍ രണ്ടു തവണ തട്ടിയാല്‍ കൈകള്‍ വിരിച്ച് കാലുകള്‍ നിവര്‍ത്തി പിടിക്കണം.സ്കൈ ‌‍ഡിവിങ്ങ് സ്യുട്ട് മുറുക്കി കണ്ണാടിയും വാങ്ങി പുറത്തേക്കു നടക്കുമ്പോള്‍ റണ്‍വേയില്‍ റോക്കറ്റ് ജമ്പര്‍ റെഡി. സ്കൈ ‌‍ഡിവിങ്ങിനെ പറ്റി കുറച്ചു കാര്യങ്ങള്‍.ജാക്കസ് ഗാര്നെരിന് പതിനേട്ടം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആദ്യത്തെ സ്കൈ ‌‍ഡിവിങ് നടത്തിയതായി ചരിത്രരേഖകള്‍ ഉണ്ട്. ഉയര്‍ന്നു പറക്കുന്ന ബലൂണില്‍ നിന്നും പാരഷ്യൂട്ട് ഉപയോഗിച്ചായിരുന്നു ആ ചാട്ടം.വിമാനത്തിന്റെ കണ്ടുപിടുത്തത്തോടെ സ്കൈ ‌‍ഡിവിങ്ങിന്റെ മുഖം മാറി .ഫ്രീ ഫാള്‍ ജമ്പുകള്‍ നടത്താന്‍ തുടങ്ങിയത് 1914 നു ശേഷമാണ്.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് സ്കൈ ‌‍ഡിവിങ് ഒരു അതിസഹസീക കായിക വിനോദമായി വളരാന്‍ തുടങ്ങിയത്.എന്നാല്‍ നൂറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഡാവിഞ്ചി സ്കൈ ‌‍ഡിവിങ് മാതൃക രൂപപെടുതിയെന്നത് ആശ്ചര്യകരമായകാര്യമാണ്. ഇതൊരു സാഹസിക അഭ്യാസം പോലെ സ്കൈ ‌‍ഡിവിങ്ങിലും അപകടങ്ങള്‍ പതിവാണ്. വിയന്റെ കയ്കള്‍ പുറത്തു തട്ടിയപ്പോള്‍ മുന്നോട്ടു നീങ്ങി തലുയര്‍ത്തി പിടിച്ചു ഭാരമില്ലയിമയിലേക്ക് ഊളിയിട്ടു. കൈകള്‍ തുഴയുന്ന രീതിയില്‍ തിരിച്ചാല്‍ വായുവില്‍ കറങ്ങി തിരിയാം.ചക്രവാളവും കടലും എല്ലാം നീലനിറത്തിലാണ് കാണാന്‍ കഴിയുക 90 നിമിഷത്തെ ഉദ്ദേഹതിനോടുവില്‍ വിയന്‍ പരച്ചൂട്ട് ഉയര്‍ത്തിയപ്പോള്‍ മുകളിലേക്ക് എടുത്തെരിയുന്നതുപോലെ ആണ് അനുഭവപെട്ടത്‌.പാരച്ച്ചുട്ടില്‍ മേഘങ്ങള്‍ക്കിടയിലൂടെ കറങ്ങി കറങ്ങി തറയിലെത്തന്‍ 7 മിനിറ്റ് സമയമെടുത്തു. ഒരു പഴയ എയര്‍ ബേസില്‍ ആണ് ലങ്ടിംഗ് .വളരെ സുഖകരമായ ലന്ടിങ്ങിനു ശേഷം മടങ്ങുമ്പോള്‍ വിയനോട് ചോദിക്കാന്‍ മറന്നില്ല "രണ്ടാം തവണ ജമ്പ്‌ ചെയ്യുന്നവര്‍ക്ക് ഫീസ്‌ ഇളവുണ്ടോ?" സ്കൈ ‌‍ഡിവിങ്ങിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ Labels: skydiving, യാത്ര, യാത്രാവിവരണം, സ്കൈ ‌‍ഡിവിങ് 1800 അടി മുകളിലെത്താന്‍ ഇനിയും രണ്ടു മിനിട്ടുകള്‍.പേടി മറച്ച് ആകാംഷയോടെ പുറത്തേക്കു നോക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ താളം മാറുന്നത് കൃത്യമായി കേള്‍ക്കാം.ഈ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം സാധിക്കാന്‍ ഇനി ചില നിമിഷങ്ങള്‍ മാത്രം. ഈ പോസ്റ്റ്‌ മലയാളം ലൈഫ്‌ സ്റ്റൈൽ ഇ-മാഗസിനിൽ(ഡിസംബര്‍ ലക്കം) പ്രസിദ്ധീകരിച്ചതാണ്. കൂടുതൽ ചിത്രങ്ങളുമായി ഇവിടെയും പോസ്റ്റ് ചെയ്യുന്നു ഒരു പുതിയ അനുഭവം പങ്കു വച്ചതിനു നന്ദി അന്ന് തൊടുപുഴയിൽ വെച്ച് നമ്മൾ കണ്ടു എന്നാണ് ഓർമ്മ. എന്തായാലും ആളിത്രയും ഘടാഘടിയൻ ആണെന്ന് അന്ന് തോന്നിയില്ല. തികച്ചും സാഹസീകം തന്നെ. ആശംസകൾ. സ്കൈഡൈവിങ് പലപ്പോഴും ടി വിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ആദ്യ സ്കൈഡൈവിങ്ങിന്റെ അനുഭവം വായിക്കുന്നതും ആദ്യം. നന്നായിരിക്കുന്നു. മണികണ്ടന്‍ ചേട്ടാ, നമ്മള്‍ അന്ന് തൊടുപുഴയില്‍ വെച്ച് കണ്ടിരുന്നു.അന്നും ഞാന്‍ ഒരു ഘടാഘടിയന്‍ ആയിരുന്നു ആശംസകള്‍ക്ക് നന്ദി മുതശ്ശിക്കധകളില്‍ മാത്രം കേട്ട് മറന്ന മേഘങ്ങളുടെ ലോകത്തിലൂടെയുള്ള യാത്ര ഇത്ര മനോഹരമായ ഒരനുഭവമാക്കി തന്ന സോജന്റെ വാക്കുകള്‍ക്കു ഒരായിരം നന്ദി അനുഭവം ഉഗ്രനായല്ലേ ഞങ്ങളും വായനയിലൂടെ ആ ഭയവും രസവും എല്ലാം കുറ്ച്ചെങ്കിലും അനുഭവിച്ചു നന്നായി എല്ലാ ആശംസകളൂം ഹായ്,എന്ത് എന്ത് രസമായിരിക്കും-പക്ഷി പോലെ കാറ്റില്‍ പറക്കാന്‍.ടി.വി യില്‍ സ്കൈ ഡൈവിങ്ങ് കാണുമ്പോള്‍ ആലോചിക്കാറുണ്ടായിരുന്നു-ആ പാരച്ചൂട്ട് നിവര്‍ന്നില്ലെങ്കില്‍ എന്താവും അവസ്ഥ എന്ന്.അതിന്റെ മറുപടി ഇവിടെ കിട്ടി. സ്കൈ ഡൈവിംഗ് അനുഭവങ്ങൾ വായിക്കുകയായിരുന്നിട്ടും ശരിക്കും അനുഭവിച്ചതുപോലെ. അഭിനന്ദങ്ങൾ! സാങ്കേതികപദങ്ങളുടെ മലയാളരൂപം അന്വേഷിക്കുന്നതിനും ഏകീകൃതപദങ്ങൾ തിരഞ്ഞെടുക്കുന്നതിനുമുള്ള വേദിയാണിത്. പദങ്ങൾ നിർദ്ദേശിക്കുകയും അവയെക്കുറിച്ച് ചർച്ചചെയ്ത് സമവായത്തിലെത്തുകയും ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. പദസൂചികയിൽ രേഖപ്പെടുത്തിയിട്ടുള്ള പദങ്ങളെ സംബന്ധിച്ച് അഭിപ്രായൈക്യത്തിലെത്താൻ അതതു സം‌വാദങ്ങളിൽ ചർച്ചചെയ്യുന്നതാണ്‌ ഉചിതം. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്ന പദങ്ങൾ പദസൂചിയിൽ രേഖപ്പെടുത്തുകയും ലേഖനങ്ങളിൽ പിൻതുടരുകയും വേണം. സംജ്ഞകളെ നിർദ്ദേശിക്കേണ്ടത് താഴെ പറയുന്ന മാനദണ്ഡങ്ങൾ പരിശോധിച്ചാണ്‌. താങ്കൾ നിർദ്ദേശിക്കുന്ന പദങ്ങൾക്ക് താഴെ പറയുന്നവയുടെ അടിസ്ഥാനത്തിൽ മൂല്യം നിശ്ചയിച്ച് (x/20) സമർത്ഥിക്കേണ്ടതാണ്‌. Philosophy പ്രയോഗങ്ങൾ: തത്ത്വചിന്ത, തത്വശാസ്ത്രം, ദർശനം Physics പ്രയോഗങ്ങൾ: ഭൗതികം, ഭൗതികശാസ്ത്രം, ഊർ‌‍ജതന്ത്രം Behavioural science പ്രയോഗങ്ങൾ: വർത്തനശാസ്ത്രം, പെരുമാറ്റശാസ്ത്രം Economics പ്രയോഗങ്ങൾ: സാമ്പത്തികശാസ്ത്രം, ധനതത്ത്വശാസ്ത്രം, അർ‌‍ഥശാസ്ത്രം Political Science പ്രയോഗങ്ങൾ: രാഷ്ട്രതന്ത്രം, രാഷ്ട്രീയം, രാഷ്ട്രമീമാംസ Politics പ്രയോഗങ്ങൾ: രാഷ്ട്രതന്ത്രം, രാഷ്ട്രീയം, രാഷ്ട്രമീമാംസ Sports and Games പ്രയോഗങ്ങൾ: കളികളും കായികവിനോദങ്ങളും, കായികം, ക്രീഡ, കേളി തത്ത്വചിന്ത ആയിരിക്കും നല്ലതെന്ന് തോന്നുന്നു, തത്ത്വചിന്തകൻ (philosepher) എന്നൊക്കെ എളുപ്പത്തിൽ പറയാമല്ലോ (ദാർശനികനും കുഴപ്പമില്ല പക്ഷെ വേണ്ട) തത്ത്വശാസ്ത്രജ്ഞൻ എന്നുപറയുന്നതിൽ പന്തികേടുണ്ട് ജുനൈദ് (സം‌വാദം) 05:26, 1 ഒക്ടോബർ 2009 (UTC) Philosophy തത്ത്വചിന്തയാണ്‌ നല്ലതായി തോന്നുന്നത് റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC) Philosophy ക്ക് തത്ത്വചിന്ത എന്നാതാണ്‌ നല്ലത്. മറ്റെല്ലാം തന്ത്രം എന്നുകൂടി വേണം വിചാരം 14:07, 1 ഒക്ടോബർ 2009 (UTC) തത്വം വേണോ തത്ത്വം വേണോ? എന്താണ് തത്വം തത്ത്വം എന്നിവ വരുമ്പോഴുള്ള വ്യത്യാസങ്ങൾ? തത്വം സത്യം? തത്ത്വം principle അതോ തത്+ത്വം അത് നീ എന്തോ? കൂടുതൽ വിശദീകരിച്ചു വരുമ്പോൾ ആസ്തികതത്ത്വചിന്ത, പാശ്ചാത്യ തത്വചിന്ത എന്നൊക്കെ പറയാൻ ബുദ്ധിമുട്ടാകും. ആസ്തികദർശനമാണ് കേൾക്കാൻ സുഖം. അതുപോലെ പാശ്ചാത്യദർശനവും. അതിനാൽ ദർശനം എന്ന പദത്തെ പിന്താങ്ങുന്നു ഭൂരിഭാഗം പേരും എതിർക്കും എന്ന് അറിഞ്ഞുകൊണ്ടുതന്നെ മറ്റ് ഇന്ത്യൻ ഭാഷകളിലെല്ലാം ദർശനം എന്നതിനാണ് പ്രചാരം ഹിന്ദി, ഗുജറാത്തി, മറാഠി, ബംഗാളി എന്നിവ കാണുക. മലയാളത്തിലും അതാണ് നല്ലതെന്ന് തോന്നുന്നു Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC) Philosophy, Mathematics ഇവയെക്കുറിച്ച് സമവായത്തിലെത്തട്ടെ--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) ദർശനം എന്നതായിരിക്കും ഉചിതം സുഗീഷ് 07:40, 4 ഒക്ടോബർ 2009 (UTC) തത്ത്വവും തത്വവും രണ്ടല്ല. തത്+ ത്വം തന്നെ ത്വം എന്നത് ഒരു പ്രത്യയം കൂടിയാണ്‌. അതിന്റെ അവസ്ഥ യാഥാർത്ഥ്യം, സത്യം, principle എന്നൊക്കെ അർത്ഥവിവക്ഷ. തത്ത്വമസിയിലൊഴികെ എല്ലായിടത്തും തത്വം മതി എന്നാണ്‌ എന്റെ അഭിപ്രായം. ദർശനത്തിന്‌ ഇന്ത്യൻ തത്വചിന്ത എന്ന അർത്ഥം രൂഢമാണ്‌ എന്നതുമാത്രമാണ്‌ പ്രശ്നം. സമസ്തപദങ്ങളിൽ ഔചിത്യാനുസാരം ദർശനം ഉപയോഗിക്കുന്നതിൽ യോജിക്കുന്നു. ഭാഷാദർശനം എന്നൊക്കെ. തത്വചിന്തയിൽനിന്ന് ചിന്താധാര, ചിന്തകൻ എന്നൊക്കെ വ്യുല്പാദിപ്പിക്കാം. ഒറ്റയിൽ തത്വചിന്തയെന്നും മറ്റിടങ്ങളിൽ ഔചിത്യമ്പോലെ രണ്ടുപദങ്ങളും ഉപയോഗിക്കാമെന്ന് എന്റെ പക്ഷം.മറ്റുപേരുകൾ വേണ്ടേവേണ്ട--തച്ചന്റെ മകൻ 10:37, 4 ഒക്ടോബർ 2009 (UTC) തത്വജ്ഞാനം എന്നായാലോ? തത്വജ്ഞാനം എന്ന് ഉപയോഗിക്കുമ്പോൾ philosoper എന്നതിന് തത്വജ്ഞാനി എന്ന് ഉപയോഗിക്കാം Naveen Sankar 05:35, 5 ഒക്ടോബർ 2009 (UTC) ശാസ്ത്രങ്ങളിൽ ശാസ്ത്രം ഉള്ള രൂപമാണ്‌ നല്ലതായി തോന്നുന്നത്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ. പാഠപുസ്തകങ്ങളിലും ഈ രൂപങ്ങളാണ്‌ സാധാരണ കാണാറുള്ളത് റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC) ഗണിതം പൂർണ അർ‌‍ഥത്തിൽ ഒരു ശാസ്ത്രമല്ല. അതിനാൽ അതിന്റെ പേരിനോടൊപ്പം ശാസ്ത്രം വേണമെന്ന് നിർ‌ബന്ധമില്ല Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC) Philosophy, Mathematics ഇവയെക്കുറിച്ച് സമവായത്തിലെത്തട്ടെ--തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) Physical science ഉം Physics ഉം തമ്മിൽ വേർതിരിക്കാൻ എന്തു ചെയ്യും എന്തയാലും Physics എന്നതിന് ഭൗതികശാസ്ത്രം എന്ന പേരിനെ പിന്താങ്ങുന്നു. ഊർജതന്ത്രം എന്നത് ഒഴിവാക്കണം Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC) ഭൗതികം ഏതായാലും ഉപയോഗിക്കാതിരിക്കുന്നതാണ്‌ നല്ലത് കാരണം തത്ത്വചിന്തയിൽ അതിന്‌ വേറെ ഉപയോഗമുണ്ട് റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC)) Physics, Economics ഇവയ്ക്ക് യഥാക്രമം ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ തീരുമാനിക്കാമല്ലോ? physical Sciences- ന്‌ ഭൗതികശാസ്ത്രങ്ങൾ എന്നുതന്നെ മതി തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) മറ്റുശാസ്ത്രങ്ങളുടെ നാമങ്ങളുമായി സാദൃശ്യം കിട്ടാൻ വേണ്ടി Chemistry രസായനശാസ്ത്രം എന്നാക്കണമെന്ന് ആഗ്രഹിക്കുന്നു. രസതന്ത്രത്തിനെക്കാൾ അർഥം ധ്വനിപ്പിക്കുന്നത് അതാണെന്ന് തോന്നുന്നു പക്ഷേ രസതന്ത്രം മലയാളിക്ക് പഴകിപ്പോയതിനാൽ അതുതന്നെ മതി Naveen Sankar 18:40, 3 ഒക്ടോബർ 2009 (UTC) Chemistry-യുടെ പേരുമാറ്റത്തെക്കുറിച്ച് ചിന്തയേ വേണ്ട തച്ചന്റെ മകൻ biological Science-ന്‌ ജൈവികശാസ്ത്രങ്ങൾ എന്ന് വേണമെങ്കിൽ ആവാം. രണ്ടും ഒന്നുതന്നെയായതിനാൽ വേണ്ട തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) സാങ്കേതികതയുമായി ബന്ധപ്പെടുത്തുമ്പോൾ Politics രാഷ്ട്രീയം അരോചകമായി തോന്നുന്നു. അപ്പോൾ രാഷ്ട്രതന്ത്രമാക്കാം റസിമാൻ ടി വി 12:27, 1 ഒക്ടോബർ 2009 (UTC) political Science -ന്‌ രാഷ്ട്രമീമാംസ ആകുന്നത് ഉചിതമല്ലേ? അങ്ങനെയാണ്‌ നിലവിൽ തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) economics ന്‌ സാമ്പത്തികശാസ്ത്രം മതി വിചാരം 14:07, 1 ഒക്ടോബർ 2009 (UTC) Physics, Economics ഇവയ്ക്ക് യഥാക്രമം ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ തീരുമാനിക്കാമല്ലോ തച്ചന്റെ മകൻ 07:37, 4 ഒക്ടോബർ 2009 (UTC) Sports Games ഇവയ്ക്ക് മലയാള മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കായികം എന്നാണ്. കായം എന്നുപറഞ്ഞാൽ ശരീരം. കായികം ശരീരത്തെ സംബന്ധിച്ചത് എന്നേ ആകുന്നുള്ളൂ കളിയുമായി വലിയ ബന്ധം കിട്ടുന്നില്ല. കായികവിനോദങ്ങൾ എന്നെങ്കിലും ഉപയോഗിച്ചിരുന്നെങ്കിൽ ശരിയായേനേ എന്നാൽ അത് കായികം എന്നതിൽ ഒതുങ്ങി വിക്കിപീഡിയ എന്തുചെയ്യാൻ പോകുന്നു Naveen Sankar 18:49, 3 ഒക്ടോബർ 2009 (UTC) earth science ഭൗമശാസ്ത്രം എന്ന് യോജിക്കും തച്ചന്റെ മകൻ 08:10, 4 ഒക്ടോബർ 2009 (UTC) അത് ഭൂമിശാസ്ത്രത്തിന് സമമാവില്ലെ ജുനൈദ് (സം‌വാദം) 08:13, 4 ഒക്ടോബർ 2009 (UTC) ഭൂവിജ്ഞാൻ ഈയമോ? ഭൗമം ഭൂമിയെ സംബന്ധിച്ചതിനെ എല്ലാം ഉൾക്കൊള്ളുമല്ലോ. അങ്ങനെയൊരു പദം സംശയമുണ്ടാക്കില്ല എന്നാണ്‌ എന്റെ അഭിപ്രായം തച്ചന്റെ മകൻ 08:39, 4 ഒക്ടോബർ 2009 (UTC) സംഭവബഹുലമായ 2020 അവസാനിക്കുമ്പോള്‍ പോയ വര്‍ഷത്തില്‍ സംഭവിച്ച കാര്യങ്ങളുടെ കണക്കെടുക്കുക പതിവാണല്ലോ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് പോയ വര്‍ഷം ഏറ്റവുമധികം ആളുകള്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയെപ്പറ്റിയാണ്. പട്ടികയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും കീര്‍ത്തി സുരേഷും… View More ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്തവരുടെ പട്ടികയില്‍ മലയാളി നടനും അഞ്ജു ബോബി ജോര്‍ജ് ഉയരങ്ങള്‍ കീഴടക്കിയത് ഒറ്റ വൃക്കയുമായി… കൊച്ചി: ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ താരമാണ് അഞ്ജു ബോബി ജോര്‍ജ്. കഠിനാധ്വാനത്തിലൂടെയാണ് കായികലോകത്ത് നേട്ടങ്ങള്‍ കൊയ്ത അഞ്ജു മലയാളികള്‍ക്കാകെ അഭിമാനകരമായിരുന്നു. എന്നാല്‍ ഹൈജംപിലെ ഉയരങ്ങള്‍ അഞ്ജു താണ്ടിയത്… View More അഞ്ജു ബോബി ജോര്‍ജ് ഉയരങ്ങള്‍ കീഴടക്കിയത് ഒറ്റ വൃക്കയുമായി… ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ചതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്. മൊഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ ബില്‍കസ് ബാനുവാക്കി ചിത്രീകരിച്ചത്. 100… View More ആരാധികയായതില്‍ ലജ്ജിക്കുന്നു, വെറുപ്പുമാത്രം നിറഞ്ഞ ഒരു സ്ത്രീയായി മാറിപ്പോയത് ഏറെ ദു: ഖിപ്പിക്കുന്നു: കങ്കണയ്‌ക്കെതിരെ വാമിക ഗാബി വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണി; ക്ഷമ ചോദിച്ച് യുവാവ് നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണിയില്‍ മാപ്പു പറഞ്ഞ് യുവാവ്. തമിഴ് ചാനലിന്റെ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് യുവാവ് വീഡിയോ സന്ദേശം അയച്ചത്. അതേസമയം, വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍… View More വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണി; ക്ഷമ ചോദിച്ച് യുവാവ് 10 കോടി പരിശോധന ,വാക്സിൻ ഉടൻ ,പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞത് View More 10 കോടി പരിശോധന ,വാക്സിൻ ഉടൻ ,പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞത് നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പ്രമേയമാക്കിയുളള 800എ ന്ന ചിത്രത്തില്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ട്വിറ്ററിലൂടെ റിഥിക് എന്ന പേരിലുളള അക്കൗണ്ടില്‍… View More നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി കോവിഡ് കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി .പൊടുന്നനെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ ഇടങ്ങളിൽ മരിച്ചു വീണ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ് രാഹുലിന്റെ ചോദ്യം .ട്വിറ്ററിലൂടെയാണ് രാഹുൽ ചോദ്യം ഉന്നയിച്ചത് “ലോക്ഡൗണിനു… View More നിങ്ങൾ എണ്ണുന്നില്ല എന്ന് കരുതി ഇവിടെ ആരും മരിക്കുന്നില്ലേ ?കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല; നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണം: ഗ്രേറ്റ തുന്‍ബര്‍ഗ് കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന ആ പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ്… View More പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല; നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണം: ഗ്രേറ്റ തുന്‍ബര്‍ഗ് ഇന്ന് ജിമെയിലില്‍ തകരാര്‍; ഇമെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ ജിമെയിലിന്റെ പ്രവർത്തനം തകരാറിൽ. നിരവധിയാളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ്… View More ഇന്ന് ജിമെയിലില്‍ തകരാര്‍; ഇമെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ “നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി സംസ്കൃത സിനിമ “നമോ” യുടെ ട്രെയിലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ്, അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധിമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് തെലുഗ് മെഗാതാരം… View More “നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… കണ്ണൂർ: ബീഫിന് വില പൊള്ളുന്നു. നഗരത്തിൽ 350 രൂപയാണ് കിലോക്ക് വില. കേരളത്തിന് പുറത്തുനിന്ന് മാടുകൾ വരാതായതോടെയാണ് വില വർധിച്ചത്. നാടൻ മാടുകളെ മാത്രമേ കിട്ടാനുള്ളൂ. മലയോരമേഖലയിലും വില ഉയർന്നു. നേരത്തെ 240 രൂപ വരെയായിരുന്നു വില. റമദാനിൽ വാങ്ങാൻ കൂടുതൽ പേർ എത്തുന്നതിനാൽ ആവശ്യത്തിന് ഇറച്ചിയും ലഭ്യമല്ല. കോഴിയിറച്ചിക്കും വിലകൂടിയിട്ടുണ്ട്. 125 മുതൽ 150 വരെയാണ് ജില്ലയിൽ വിവിധയിടങ്ങളിലെ വില. കഴിഞ്ഞദിവസം 150ന് മുകളിൽ ചിലയിടങ്ങളിൽ വിലയീടാക്കിയിരുന്നു. അമിത വിലയീടാക്കിയത് പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായും കോഴി എത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് ഇൗ വരവ് നിന്നതോടെയാണ് ഫാമുകളിലടക്കം വില വർധിപ്പിച്ചത്. വെള്ളിത്തിരയില്‍ അഭിനയ വസന്തങ്ങള്‍ തീര്‍ക്കുന്ന താരങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും അവരുടെ മക്കളും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. നടന്‍ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ സോഷ്യല്‍ മീഡിയ താരമാകാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുന്നതും ഇസഹാക്കിന്റെ ഒരു മനോഹര ചിത്രമാണ്. കളിപ്പാട്ടങ്ങള്‍ക്ക് അരികിലിരിക്കുന്ന ഇസഹാക്കിന്റേതാണ് ഈ ചിത്രം. ഫോട്ടോയ്ക്ക് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനും രസകരമാണ്. ‘ഇപ്പോ ശരിയാക്കി തരാം, ആ ചെറിയ സ്പാനര്‍ എവിടേ…’ എന്ന ക്യാപ്ഷനും ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നു. കുഞ്ഞുഇസയുടെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് ജനിക്കുന്നത്. 2019 ഏപ്രില്‍ പതിനേഴിനായിരുന്നു ഇസഹാക്കിന്റെ ജനനം. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്. Read more: 59-ാം വിവാഹ വാര്‍ഷികത്തില്‍ വിവാഹം പുനഃരാവിഷ്‌കരിച്ച ദമ്പതികള്‍; ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര, നിഴല്‍, നായാട്ട് തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ‘നീയേ എൻ തായേ…’- ‘മരക്കാറി’ൽ ആർച്ചയുടേയും ചിന്നാടന്റെയും പ്രണയം മൊട്ടിട്ട ഗാനം പ്രേക്ഷകരിലേക്ക് ആക്ഷൻ രംഗങ്ങളിൽ വിസ്മയിപ്പിച്ച് സെന്തിൽ കൃഷ്ണ- ‘ഉടുമ്പ്’ ട്രെയ്‌ലർ കള്ളൻ ഡിസൂസയായി സൗബിൻ സാഹിർ; ചിത്രം പ്രേക്ഷകരിലേക്ക് ‘നീയേ എൻ തായേ…’- ‘മരക്കാറി’ൽ ആർച്ചയുടേയും ചിന്നാടന്റെയും പ്രണയം മൊട്ടിട്ട ഗാനം പ്രേക്ഷകരിലേക്ക് പഴങ്ങളിൽ കാണുന്ന സ്റ്റിക്കറുകൾ ശ്രദ്ധിക്കാറുണ്ടോ ഇവയിലെ കോഡുകൾക്ക് പിന്നിൽ ‘അവൾ എന്നെ ഏല്പിച്ച കാര്യങ്ങൾ, കടമകൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രം ഞാനും ജീവിച്ചിരിക്കുന്നു’ കൂനൂർ ഹെലികോപ്റ്റർ ദുരന്തം: സൈനീക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ, അപകടകാരണം മോശം കാലാവസ്ഥയെന്ന് അധര്‍മ്മത്തിന്‍റെ പേരില്‍ ദൈവം സോദോം നഗരത്തെ നശിപ്പിക്കുന്നതിനു മുന്‍പ് അതില്‍ വസിച്ചിരുന്ന ലോത്തിനോടും കുടുംബത്തോടും പറഞ്ഞു ജീവന്‍ വേണമെങ്കില്‍ ഓടി രക്ഷപെടുക. പിന്‍തിരിഞ്ഞു നോക്കരുത് ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നാലെ വരികയായിരുന്നു. അവള്‍ പിന്‍തിരിഞ്ഞു നോക്കിയതുകൊണ്ട് ഒരു ഉപ്പുതൂണായി രൂപാന്തരപ്പെട്ടു ഉല്പ. 19:17,26 ഉപ്പുതൂണിന്‍റെ ഇക്കഥക്ക് പല വ്യാഖ്യാനങ്ങളുണ്ട്. "ഇന്നില്‍ ആദര്‍ശരൂപം കണ്ടവര്‍ ലോത്തിന്‍റെ ഭാര്യയെപ്പോലെ ഉപ്പുതൂണായി മാറിയവരാണ് ലോകത്തെ ജീവത്തായി കാത്തു സൂക്ഷിക്കുന്നവര്‍ വേദനിന്ദകരാണ്. വേദനിന്ദകനായ ക്രിസ്തു, പാഷണ്ഡനായ കോപ്പര്‍നിക്കസ്, വേദവിരോധിയായ ടോള്‍സ്റ്റോയി. നമ്മുടെ വിശ്വാസപ്രമാണം പാഷണ്ഡതയാണ് നാം ആഹ്വാനം ചെയ്യുന്നത് ഇന്നലയിലേക്കു പിന്‍തിരിയാന്‍വേണ്ടി ഇന്നിനെ നിഷേധിക്കുന്നവരോടല്ല. നാം ആഹ്വാനം ചെയ്യുന്നത് അകലങ്ങളില്‍ ഭാവി കാണുന്നവരോടാണ്; മനുഷ്യന്‍റെ പേരില്‍ ഇന്നിനെ നാളെക്കുവേണ്ടി വിധിക്കുന്നവരോടാണ്." ഇതെഴുതിയ യിവ്ജെനി സെമിയാറ്റിന്‍ (Yevgeny Zamyatin 1884-1937) സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിന്‍റെ "വേദവിരോധി"യും പറുദീസ നിഷേധിയുമായി നാട് കടത്തപ്പെട്ടു മരിച്ചവനാണ്. അദ്ദേഹം സ്വന്തം മസ്തിഷ്കം ഉപ്പിലിട്ടു വയ്ക്കാതെ ഉപയോഗിച്ചു. അദ്ദേഹം എഴുതി യഥാര്‍ത്ഥ സാഹിത്യം ഉണ്ടാക്കുന്നതു പരിശ്രമശാലികളും വിശ്വസ്തരുമായ ഉദ്യോഗസ്ഥരല്ല. അതു സൃഷ്ടിക്കുന്നത് ഭ്രാന്തന്മാരും വനവാസികളും വേദവിരോധികളും എതിര്‍പ്പുകാരും സംശയിക്കുന്നവരുമാണ്." കമ്മ്യൂണിസ്റ്റ് പറുദീസ സൃഷ്ടിച്ച് അതിനെ വിശ്വസ്തപൂര്‍വ്വം കാത്ത ഉദ്യോഗസ്ഥരുടെ സമൂഹത്തെക്കുറിച്ചു രചിച്ച അദ്ദേഹത്തിന്‍റെ "ഞങ്ങളി"ല്‍ "മനുഷ്യരില്ല, മനുഷ്യരൂപത്തിലുള്ള ട്രാക്ടറുകള്‍ മാത്രം അവര്‍ക്ക് പറുദീസ "അജ്ഞതയുടെ പരമാനന്ദമാണ് അവിടത്തെ ആളുകള്‍ സന്തോഷത്തിനു നിര്‍വചനം ഉണ്ടാക്കിക്കിട്ടാന്‍ ആഗ്രഹിക്കുന്നു എന്നിട്ട് അവരെ അതില്‍ കെട്ടിയിടാന്‍ ആഗ്രഹിച്ചു ഈ പറുദീസയില്‍ അവര്‍ക്ക് എല്ലാ ആഗ്രഹങ്ങളും മരിച്ചിരുന്നു; എല്ലാ കരുണയും സ്നേഹവും മരിച്ചു. അവര്‍ ഭാഗ്യവാന്മാരായി. കാരണം അവരില്‍ നിന്നു ഭാവന ശസ്ത്രക്രിയ ചെയ്തു മാറ്റിയിരുന്നു. അവിടെ അവര്‍ ശുദ്ധവും ശൂന്യവുമായ ആകാശത്തെ സ്നേഹിച്ചു. അവരുടെ ചക്രവാളത്തില്‍ സങ്കടത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉണ്ടായില്ല. അവര്‍ക്ക് പറുദീസയുണ്ടായത് ഒരു ഓപ്പറേഷന്‍റെ ഫലമായാണ് ഭാവന വളരുന്ന ബുദ്ധിയുടെ ഭാഗം മുറിച്ചുനീക്കി. ഇതിനു വിസമ്മതിക്കുന്നവര്‍ക്ക് അജ്ഞതയും പരമാനന്ദവുമില്ല, അവര്‍ക്ക് പറുദീസയുടെ അധികാരാ വകാശങ്ങളില്ല. അവര്‍ നിഷേധികളായി മുദ്ര കുത്തപ്പെടും മതനിന്ദകര്‍. അവരോട് മറ്റുള്ളവര്‍ പറഞ്ഞു നീ പ്രശ്നത്തിലാണ്. നിനക്ക് ആത്മാവ് ഉണ്ടാകുന്നതായി തോന്നുന്നു; ചികിത്സിക്കാനാകാത്ത ആത്മാവ്. നീ എന്താ പറഞ്ഞത്? ആത്മാവോ? എന്തു നരകം! ഇനി എന്താ സംഭവിക്കാന്‍ പോകുന്നത്? ഞങ്ങള്‍ക്കിനിയും കോളറ പിടിക്കും" സ്വാതന്ത്ര്യവും വിമര്‍ശനബുദ്ധിയും വിറ്റു കിട്ടിയ പറുദീസയില്‍ പശുക്കളെപ്പോലെ കഴിയുന്നവര്‍ക്ക് പറുദീസ നിഷേധി കോളറ വരുത്തുന്നു. ഇവര്‍ ബെര്‍ലിന്‍ മതില്‍ കാത്ത പട്ടികളെപ്പോലെ ചാട്ടയടിയോ എല്ലിന്‍ മുട്ടിയോ കാത്തവരാണ്. അവര്‍ക്ക് മറ്റൊന്നും വരാനില്ല കാരണം അവര്‍ കാലത്തോടു പുറംതിരിഞ്ഞു കഴിയുന്നു; ഭാവിയെ വന്ധീകരിച്ചുകളഞ്ഞിരിക്കുന്നു. ഭാവനയുള്ളവന്‍ ഇന്നിന്‍റെ വേദത്തില്‍ നിന്നു നാളെയുടെ വേദവിരോധത്തിലേക്ക് കടന്നിരിക്കുന്നു. അവന്‍ ഭാവികള്‍ കല്പിച്ചു വര്‍ത്തമാനത്തോട് ഇടയുന്നു. ഇടയുന്നവന്‍ ഇടതനും ഇടങ്കോലുമാണ്. യഹൂദമതത്തില്‍ ക്രിസ്തു വേദവിരോധിയായിരുന്നു മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ് ആവര്‍ത്തനം 21:23 ഈ വേദവാക്യത്തിന്‍റെ വിരോധിയെ കുരിശ്ശില്‍ തൂക്കി. പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു എന്നു വാശിപിടിക്കുന്നവര്‍ പഴമയില്‍ പൂട്ടപ്പെട്ട് സ്വന്തം ഭാവനയെ വന്ധീകരിച്ച് ഭാവിയില്ലാത്തവരായി ജീവിക്കുന്നു. അവര്‍ക്കൊന്നും പറയാനില്ല എന്നതല്ല അവര്‍ പുതിയതായി ഒന്നും പറയാന്‍ അനുവദിച്ചില്ല എന്നതാണ് പ്രശ്നം. പുതിയതായി പറയുന്നതൊക്കെ വേദവിരോധമാക്കി ഇന്നലെകളെ ആവര്‍ത്തിക്കുന്നു. അവര്‍ക്കിനി പുതിയ പൂക്കള്‍ വിടരാനില്ല, പുതിയ പ്രഭാതം പ്രതീക്ഷിക്കാനില്ല, പുതിയ കുഞ്ഞിന്‍റെ പിറവി കാണാനുമില്ല. അവര്‍ ഉപ്പിലിട്ടതുമാത്രം കഴിക്കുന്നു; അവസാനം അവര്‍ തന്നെ ഉപ്പിലിട്ടതാകുന്നു: ഉപ്പുതൂണുകള്‍. mullaperiyar dam issue| മുല്ലപ്പെരിയാര്‍; സുപ്രീംകോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിന്‍ അണക്കെട്ടിന്‍റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്‍റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (Mullaperiyar dam) ജലനിരപ്പ് സംബന്ധിച്ച് സുപ്രീംകോടതി (supreme court) നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ (roshy augustine നിലവില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരേ കേരളത്തിന്റെ വാദങ്ങള്‍ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. അണക്കെട്ടിന്റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഈ മാസം റൂള്‍ കര്‍വ് 138 അടി ആണ്. ഇന്നു രാവിലെ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സ്പില്‍വേ തുറന്ന് ജലം ഒഴുക്കി വിടുന്നതില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി രാവിലെ മാധ്യമങ്ങളെ കണ്ട് സംസാരിച്ചത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ട. റവന്യൂ വകുപ്പുമായി ചേര്‍ന്ന് എത്ര കുടുംബങ്ങളെ ഒഴിപ്പിക്കണം എന്നതിന്റെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എത്ര ജലം തമിഴ്‌നാട് ഒഴുക്കി വിടും എന്നതറിഞ്ഞാല്‍ അതനുസരിച്ച് നടപടി സ്വീകരിക്കും. ഷട്ടറുകള്‍ എത്ര ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടില്ല. തുറന്നു വിടുന്ന ജലം ഇടുക്കി അണക്കെട്ടില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ അവിടെ ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. രണ്ട് ഡെപ്യൂട്ടി കളക്ടര്‍മാരും ഇടുക്കി ആര്‍ഡിഒയും തഹസില്‍ദാര്‍മാരും പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘവും മുല്ലപ്പെരിയാറില്‍ ഉണ്ടാകും. ജലമൊഴുക്കി വിടുന്ന ആദ്യഘട്ടത്തില്‍ വലിയ പ്രശ്‌നമില്ല. എങ്കിലും ഉയരുന്ന ജലനിരപ്പ് അനുസരിച്ച് ജനത്തെ ഒഴിപ്പിക്കും. ഇതിന് വാഹനം അടക്കം സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കരുതല്‍ നല്‍കും. വീടുകളെ ഗ്രൂപ്പുകളായി തിരിച്ച് വോളന്റിയര്‍ സംവിധാനവും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. Read Also Kerala Rains| നാളെ മഴ കനക്കും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത് Bypolls തദ്ദേശഉപതെരഞ്ഞെടുപ്പിൽ നേരിയ മുൻതൂക്കം എൽഡിഎഫിന്, കൊച്ചിയിലും പിറവത്തും ഭരണപ്രതിസന്ധി ഒഴിവാക്കി CPI കെ റെയിലിലെ ആശങ്ക അവഗണിക്കരുത് വിശദമായി പഠിച്ച ശേഷം മാത്രം മുന്നോട്ടെന്ന് കാനം Bus Charge വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം Missing Case ആറുമാസം ഗര്‍ഭിണിയായിരിക്കെ വീടുവിട്ടിറങ്ങി; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ Thrissur Mayor ജനസേവനത്തിന് എന്തിനാണ് പ്രോട്ടോക്കോളും ഫോട്ടോയും തൃശ്ശൂർ മേയറെ 'കൊട്ടി' ഇ കൃഷ്ണദാസ് Vipin Suicide പെങ്ങളുടെ കല്യാണത്തിന്‍റെ ഉത്തരവാദിത്തം എന്തിനാണ് ആൺമക്കൾക്ക് മേൽ കെട്ടിവെക്കുന്നത്';കുറിപ്പ് Chopper Crash ജന. ബിപിൻ റാവത്ത് ആശുപത്രിയിൽ, ഭാര്യയും ഗുരുതരാവസ്ഥയിൽ, അപകടം ലാൻഡിംഗിന് മുമ്പ് Bipin Rawat അടിയന്തര ക്യാബിനറ്റ് ദില്ലിയിൽ, ഹെലികോപ്ടർ അപകടത്തിൽ അന്വേഷണ ഉത്തരവിട്ട് വ്യോമസേന Katrina Kaif- Vicky Kaushal Wedding ഒടിടി സംപ്രേഷണാവകാശത്തില്‍ സിനിമകളെയും മറികടന്ന് കത്രീന- വിക്കി വിവാഹം Bipin Rawat ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം, ഉണ്ടായിരുന്നത് 14 പേർ, വിവരങ്ങൾ അറിയാം Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ 13% വിലക്കുറവില്‍! പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ 13% വിലക്കുറവില്‍! പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ 13% വിലക്കുറവില്‍! മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി പത്മരാജന്റെ പത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. 1495 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ 1299 രൂപയ്ക്ക് സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ 19-ാം തീയതി വരെയാകും ഓഫര്‍ ലഭ്യമാകുക. പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കൃതികളുടെ സമാഹാരമാണ് ത്മരാജന്റെ കൃതികള്‍ സമ്പൂര്‍ണ്ണം (രണ്ട് വാല്യങ്ങള്‍) ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. മനുഷ്യമനസ്സിലെ തീവ്രവികാരങ്ങളുടെ അടിയൊഴുക്കുകളും ഈ കഥകളില്‍ നമുക്ക് കാണുവാനാകും. തിരുവനന്തപുരം: വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും രണ്ട് ഓഫിസുകളുടെ പരിധിയിലാണെങ്കിൽ അപേക്ഷകർക്ക് നോ-ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്താനും രണ്ടു ഓഫിസുകളെയും സമീപിക്കേണ്ടിവന്നിരുന്നു. പുതുക്കിയ നടപടി പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും സംയുക്തമായി വാഹൻ-4ലെ ഓൺലൈൻ സംവിധാനം മുഖേന അപേക്ഷ നൽകണം. രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും ഓൺലൈൻ സംവിധാനം മുഖേന അപ്ലോഡ് ചെയ്യണം. വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ഓഫിസ് തെരഞ്ഞെടുക്കാം. അപേക്ഷക്കും അനുബന്ധ രേഖകൾക്കുമൊപ്പം ആർ.സി അയക്കാൻ സ്പീഡ് പോസ്റ്റിന് ആവശ്യമായ സ്റ്റാമ്പ് പതിച്ച തപാൽ കവർ ഉൾെപ്പടുത്തണം. തെരെഞ്ഞെടുത്ത ഓഫിസിൽ തപാൽ മുഖേന ഇത് അയക്കുകയോ ഓഫിസിന് മുന്നിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഓൺലൈൻ ടോക്കൺ എടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാവൂ. പുതുക്കിയ നടപടി പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോൾതന്നെ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യമുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർ.ടി ഓഫിസുകളിൽ സമർപ്പിക്കേണ്ട മറ്റ് അപേക്ഷകളും ഇനിമുതൽ ഓഫിസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കാം. രേഷ്മയെ ചതിച്ചത് ആത്മഹത്യ ചെയ്ത ആര്യയും ശ്രുതിയുമോ? കരിയിലക്കൂനയിലുപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്; സാധ്യത തള്ളാതെ പൊലീസും കൊല്ലം: രേഷ്മ ചതിച്ചു എന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് ആറ്റിൽ ചാടി മരിച്ച ആര്യയും ശ്രുതിയും യഥാർത്ഥത്തിൽ രേഷ്മയെ ചതിച്ചതാണോ എന്ന സംശയം ഉയർത്തി നാട്ടുകാർ. പുരുഷന്റെ… മാപ്പർഹിക്കാത്ത വീഴ്ച; കാരണമൊന്നുമില്ലാതെ പ്രസവം വൈകിപ്പിച്ചു; ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞിന്റെ ശ്വാസകോശത്തിൽ വിസർജ്യം കയറി;കുഞ്ഞ് മരിച്ച സംഭവം ഡോക്ടറുടെ വീഴ്ചയെന്ന് കോടതി;ഗൈനക്കോളജിസ്റ്റിന് ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും കൊച്ചി: ആശുപത്രി അധികാരികളുടെ അനാസ്ഥകൾ മൂലം ജീവൻ നഷ്ടപ്പെട്ട പല കേസുകളും ഇതിനോടകം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു.ഇപ്പോൾ പ്രസവത്തിൽ കുഞ്ഞ് മരിച്ച പ്രസവത്തിൽ കുഞ്ഞ് മരിച്ച സംഭവം… അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ യുവാക്കളുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്; ഫോർമാലിൻ മനഃപൂർവ്വം നല്കിയതാണോയെന്ന് അന്വേഷിക്കും; ഇരിങ്ങാലക്കുടയിലെ മരണങ്ങളിൽ വ്യക്തത തേടി പോലീസ് അട്ടപ്പാടി ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ മന്ത്രിമാരുടെ അടിയന്തിര യോഗം പുതിയ നീക്കവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ; ഇന്ത്യ-പാക് അതിര്‍ത്തിയിൽ സന്ദര്‍ശനം നടത്തും; നടക്കാനിരിക്കുന്നത് ഒരു വലിയ തിരിച്ചടിയോ? ഗുരുദ്വാരയിൽ ശിരോവസ്ത്രമില്ലാതെ പാക് മോഡലിന്റെ പരസ്യ ചിത്രീകരണം; പാകിസ്ഥാൻ നയതന്ത്രഞ്ജനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ ഒമിക്രോണ്‍ സഹായ വാഗ്ദാനം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുള്‍. ശക്തമായൊരു പുത്തന്‍ജീവചരിത്രം… ഇതിനേക്കാള്‍ ചെറുപ്രായത്തില്‍ – നുജൂദ് അലി എന്ന ഒരു കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാള്‍ – ധീരമായ മറ്റൊന്ന് സങ്കല്‍പിക്കാന്‍ തന്നെ പ്രയാസം. – നിക്കോളാസ് ക്രിസ്റ്റോഫ് (ന്യൂയോര്‍ക്കര്‍ ടൈംസ്) വില്‍പന വസ്തു കണക്കെ വില്‍ക്കപ്പെട്ട നുജൂദിനെപ്പോലുള്ള പെണ്‍കുട്ടുകളുടെ ശബ്ദവും സമൂഹത്തില്‍ അലയടിക്കാന്‍ സമയമായി. ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം. – മറീന നിമാത് (പ്രിന്‍സ് ഓഫ് ടെഹ്‌റാനിന്റെ രചയിതാവ്) താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ helpme എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 11:43, 19 ജനുവരി 2017. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ് Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ് വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന (Village Cooking Factory) യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി (puducherry) പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ: മദ്യപിച്ച് സംഘർഷമുണ്ടാക്കുകയും ബാർ അടിച്ചുതകർക്കുകയും ചെയ്ത തമിഴിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ (YouTube Cooking Channel) പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‍. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന (Village Cooking Factory) യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകൻ ഗോപിനാഥിനെയാണ് പുതുച്ചേരി (puducherry) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ നേതൃത്വത്തില്‍ പുതുച്ചേരിയിലെ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചുതകര്‍ത്തിരുന്നു. Also Read- വിവാഹം നിശ്ചയിച്ചത് ഇഷ്ടമായില്ല; ഗൃഹനാഥൻ മക്കളെയും അമ്മയെയും വെട്ടിപ്പരിക്കേൽപിച്ചു; തലയ്ക്കേറ്റ പരിക്കുമായി മകളുടെ വിവാഹം ഡാഡി അറുമുഖവും മക്കളുമൊന്നിച്ചുള്ള പാചക വിഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാരാണുള്ളത്. 46 ലക്ഷം വരിക്കാരുള്ള കുക്കിങ് ചാനലാണ് വില്ലേജ് കുക്കിങ് ഫാക്ടറി. നോൺ വെജ് വിഭവങ്ങള്‍ക്കൊണ്ടു കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഇവരുടെ വീഡിയോകൾക്ക് ഒട്ടേറെ ആരാധകരാണുള്ളത്. ഇവരുടെ ഇന്ദിരാനഗറിലെ ഡാഡി അറുമുഖം ബിരിയാണി സെന്റര്‍ പുതുച്ചേരിയിലെ പ്രധാന നോണ്‍ വെജ് ഹോട്ടലാണ്. Also Read- Pocso Court| ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും 2 ലക്ഷം രൂപ പിഴയും ഹോട്ടല്‍ അടച്ചതിനുശേഷം ഒന്ന് മിനുങ്ങുന്നതിനായാണ് അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും നാലു ജീവനക്കാരും സമീപത്തെ ബാറിലെത്തിയത്. ഇവർ മദ്യപിക്കുന്നതിനിടെ 11 മണിക്കു ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചു. ഇതോടെ ഗോപിനാഥും കൂടയുണ്ടായിരുന്നവരും എതിര്‍ത്തു. തുടർന്നു നടന്ന സംഘർഷത്തിനിടെ ജീവനക്കാരന്റെ തലയിൽ ഇവർ ബിയര്‍ കുപ്പി അടിച്ചുപൊട്ടിച്ചു. Also Read- Meghalaya| മേഘാലയയിൽ മുൻമുഖ്യമന്ത്രി ഉൾപ്പെടെ 12 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ; കോൺഗ്രസിന് വൻ തിരിച്ചടി Also Read- Viral Video പൈപ്പിൽനിന്ന് ഒഴുകിയത് ലക്ഷങ്ങളുടെ നോട്ടുകൾ; PWD എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡ് വൈറൽ ചില്ലുവാതിലുകള്‍ തല്ലിതകര്‍ത്തു. കുപ്പികളും പാത്രങ്ങളും എടുത്തറിഞ്ഞു. ഇവരെ ബലമായി പിടികൂടി ബാറില്‍ നിന്നു പുറത്തിറക്കിയതോടെ നടുറോഡിലായി പ്രകടനം. വിവമറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു. മൂന്നുപേര്‍ പിടിയിലായി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലിൽ ഗോപിനാഥിനെ പിടികൂടി. Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ് ഉടുമ്പിനെ പിടികൂടി കറിവെച്ചു; പ്രതി ഒറ്റ മുറി വീട്ടില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബം! Arrest സുഹൃത്തിന്‍റെ മരുമകളെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ യുവാവ് ശല്യം ചെയ്യുന്നുവെന്ന് കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖ പുറത്ത് ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ചു; 38കാരന്‍ അറസ്റ്റില്‍ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ വിഴിഞ്ഞത്തെ റിസോർട്ടിൽ ലഹരി പാർട്ടി; സ്ത്രീകൾ ഉൾപ്പടെ ഇരുപതോളം പേർ പിടിയിൽ Marakkar മരക്കാർ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; അഞ്ചു ലക്ഷം രൂപയുടെ നഷ്ടം Omicron ഒമിക്രോൺ എല്ലാവരേയും കൊല്ലും ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത് Marriage Fraud വിവാഹത്തട്ടിപ്പിലൂടെ 11 പേരുടെ പണവും സ്വർണവും കവർന്ന സഹോദരിമാർക്ക് തടവും പിഴയും Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു Kunchacko Boban പ്രതീക്ഷിച്ചതിലും വൈകിപ്പോയെന്നറിയാം സുധീഷിനോട് കുഞ്ചാക്കോ ബോബന്‍ Kunchacko Boban പ്രതീക്ഷിച്ചതിലും വൈകിപ്പോയെന്നറിയാം സുധീഷിനോട് കുഞ്ചാക്കോ ബോബന്‍ 'എന്നിവര്‍ ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് സുധീഷ് (Sudheesh മൂന്ന് പതിറ്റാണ്ടുകളായി സുധീഷ് മലയാള ചലച്ചിത്ര ലോകത്ത് (Malayalam Film Industry) സജീവമാണ്. കൂട്ടുകാരനായും, സഹോദരനായും അമ്മാവനായുമെല്ലാം പല വേഷങ്ങളിലും ഭാവങ്ങളിലും സുധീഷ് നിറഞ്ഞു നിന്നിട്ടുണ്ട്. ഈ വര്‍ഷത്തെ സഹനടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് സുധീഷിനെയാണ് എന്നിവര്‍ ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇപ്പോഴിതാ സുധീഷിന്റെ സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിര്ക്കുകയാണ് താരത്തിന്റെ സുഹൃത്തും നടനുമായ കുഞ്ചാക്കോ ബോബന്‍. സുധീഷ് ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!! മലയാള സിനിമയിൽ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ് ! 'വെള്ളം' സിനിമയുടെ ടീമിനൊപ്പം പുരസ്‌കാര വിജയം ആഘോഷിച്ച് ജയസൂര്യ 'വെള്ളം Vellam movie) സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം (Jayasurya) സംവിധായകൻ പ്രജേഷ് സെൻ (Prajesh Sen ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം കോവിഡ് പ്രതിസന്ധികൾക്കിടയിലും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു 'വെള്ളം'. കണ്ണൂരിലെ മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. പൂർണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. 'വെള്ളം' സിനിമയിലെ മുഴുക്കുടിയനായ മുരളിയായി മാറിയ ജയസൂര്യക്ക് ജീവിതത്തിൽ നിന്നും പ്രചോദനമായത് മറ്റൊരു മുരളിയായിരുന്നു. കടുത്ത മോഹൻലാൽ ഫാനായ മുരളി മദ്യം മൂലം ജീവിതത്തിൽ തിരിച്ചടികൾ നേരിട്ട ശേഷം അതിശയിപ്പിക്കുന്ന ജീവിത നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് ഉണ്ടായത് ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് 'വെള്ളം'. 'കപ്പേള' സിനിമയിലെ പ്രകടനത്തിന് അന്ന ബെൻ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. Kunchacko Boban പ്രതീക്ഷിച്ചതിലും വൈകിപ്പോയെന്നറിയാം സുധീഷിനോട് കുഞ്ചാക്കോ ബോബന്‍ Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Meow Movie ചുണ്ടെലി ചുരുണ്ടെലി ലാല്‍ ജോസ് ചിത്രത്തില്‍ സൗബിന്റെ പാട്ട്; മ്യാവു പ്രൊമോ സോങ്ങ് പുറത്ത് Nanpakal Nerathu Mayakkam 28 ദിവസത്തെ ചിത്രീകരണം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി Marakkar മരക്കാർ ടെലഗ്രാമിൽ പ്രചരിപ്പിച്ചത് തമാശയ്ക്ക് ലാലേട്ടനോട് മാപ്പ് ചോദിക്കുന്നുവെന്ന് യുവാവ് Veyil വെയിലുമായി ഷെയ്ന്‍ നിഗം; റിലീസ് തീയതി പ്രഖ്യാപിച്ചു Gold movie ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം ഗോൾഡ്' സിനിമയെക്കുറിച്ച് അൽഫോൺസ് പുത്രൻ Madhuram ജോജു ജോര്‍ജ് ചിത്രം 'മധുരം' സോണി ലിവില്‍; ഡയറക്റ്റ് ഒടിടി റിലീസിന് തീരുമാനം Marakkar എല്ലാ അപവാദ പ്രചരണങ്ങളെയും മരക്കാര്‍ അതിജീവിക്കും മാല പാര്‍വ്വതി Suresh Gopi സുരേഷ് ഗോപിയോട് നന്ദി പറയാന്‍ കുഞ്ഞും കുടുംബവുമെത്തി; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി; കുറിപ്പ് Minnal Murali Song കുഗ്രാമമേ തരംഗമായി 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സയൻസ് സെന്റർ പ്രവർത്തനം സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃകയാണന്ന് ഗാഡ്ഗിൽ കമ്മിറ്റിയംഗവും ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാനുമായ ഡോ.വി.എസ്.വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തന മാതൃകകൾ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് സയൻസ് സെന്റർ സന്ദർശിച്ചു കൊണ്ട് ഡോ.വി.എസ്.വിജയൻ പറഞ്ഞു. സലിം അലി ഫൗണ്ടേഷൻ മുൻ പ്രിൻസിപ്പൾ സയന്റിസ്റ്റ് ഡോ.ലീല വിജയൻ അദ്ദേഹത്തോടൊപ്പം സംബന്ധിച്ചു. ഇരുവരും സയൻസ് സെന്റർ പ്രവർത്തകരുടെ നേതൃത്വത്തിൽ തുരുത്തിക്കരയിലെ വിവിധ ഹരിതഗ്രാമ മാതൃകകൾ സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാ രാജേന്ദ്രൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിജി ബിജു, കൃഷി വകുപ്പ് മുൻ ഡയറക്ടർ ലാലി രാമകൃഷ്ണൻ, സയൻസ് സെന്റർ രജിസ്ട്രാർ പി.എ.തങ്കച്ചൻ, ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല സെക്രട്ടറി കെ. എൻ. സുരേഷ്, ഹരിതശ്രി വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ.കെ.ജോർജ്ജ്, ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് പ്രസിഡന്റ് കെ.എം.പ്രകാശൻ, സെക്രട്ടറി എം.കെ.മുരുകേശൻ, യുവ സമിതി സംസ്ഥാന കമ്മിറ്റിയംഗം ജിബിൻ ടി, പരിസ്ഥിതി പ്രവർത്തകൻ കെ.പി.വർഗീസ് എന്നിവർ പങ്കെടുത്തു. ശാസ്ത്രാവബോധ ക്യാമ്പയിൻ(പാഠം ഒന്ന് ആർത്തവം സംസ്ഥാനതല ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങളുമായി യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം 58-ാം വാർഷികം സമാപിച്ചു. പുതിയ ഭാരവാഹികൾ ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു 55 -ാം വാര്‍ഷികസമ്മേളനം 56-ാം സംസ്ഥാന വാര്‍ഷികസമ്മേളനം 57ാം സംസ്ഥാന വാർഷികം 58ാം സംസ്ഥാന വാർഷികം AIPSN/BGVS Friends of KSSP IRTC അറിയിപ്പ് ആദരാഞ്ജലികള്‍ ആരോഗ്യം കല-സംസ്കാരം കേരളപഠനം ഗ്രാമപത്രം ചന്ദ്രോത്സവം ജനറല്‍ സെക്രട്ടറിയുടെ കത്ത് ജനോത്സവം ജന്റര്‍ ജില്ലാ വാര്‍ത്തകള്‍ പത്രക്കുറിപ്പ് പത്രപ്രസ്താവന പരിപാടികള്‍ പരിഷത്തുകാര്‍ അറിയാന്‍ പരിസരം പുതു അറിവ് പുസ്തകങ്ങള്‍ പുസ്തക പ്രകാശനം പ്രമേയങ്ങള്‍ ബാലവേദി മാസികകള്‍ മേഖലാ വാര്‍ത്തകള്‍ യുവസമിതി യൂണിറ്റ് വാര്‍ത്തകള്‍ ലേഖനങ്ങള്‍ വാര്‍ത്തകള്‍ വികസനം വിജ്ഞാനോത്സവം വിദ്യാഭ്യാസം വിഷയസമിതി പരിപാടികൾ ശാസ്ത്രകലാ ജാഥ ശാസ്ത്ര സാംസ്ക്കാരികോത്സവം ശാസ്ത്രാവബോധം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍ സ്ത്രീപക്ഷം സ്ത്രീ സൗഹൃദം സൗരോത്സവം ദേശം ഒന്നാകെ തടവിലാണ്; നിരീക്ഷണത്തിലുമാണ് കവി കെ. സച്ചിദാനന്ദൻ ബിജു ആന്റണി കുടുബ സഹായ ഫണ്ട് കൈമാറി. ആർത്തവകാല ആരോഗ്യപരിരക്ഷയും ശുചിത്വവും സാമൂഹിക ഉത്തരവാദിത്തം വളരെയധികം ദയാലുവും കരുണാനിധിയുമായിരുന്നു ഗൂഗിള്‍ലാന്റ്റ് ഭരിച്ചിരുന്ന ഗൂഗ്ലിരാജാവ്. അതുകൊണ്ട് തന്നെയാണ് തന്റെ പ്രജകള്‍ക്ക് പട്ടയം പോലുമില്ലാതെ ഭൂമികള്‍ പതിച്ചു നല്‍കിയതും, നല്ലൊരു കലാസ്നേഹിയായ രാജാവ് പല കലാ കേന്ദ്രങ്ങളും ആരംഭിച്ചു. കലയെക്കാള്‍ അവിടെയൊക്കെ കൊലയെക്കുറിച്ചാണു ചര്‍ച്ച നടക്കുന്നതെന്നറിഞ്ഞ രാജാവിനു സങ്കടമുണ്ടായിരുന്നെങ്കിലും കൈവിട്ടുപോയ കമന്റു പോലെ കല്ലീവല്ലി അടിച്ചും സഹിക്കാതെ വരുമ്പോള്‍ റാണിജിയെ അടിച്ചും അഡ്ജസ്റ്റു ചെയ്തു പോന്നു. ആയിടക്കു അയല്‍ദേശങ്ങളില്‍ വയാഗ്രയെക്കാളും ശക്തിയില്‍ വര്‍ഗ്ഗീയ വൈറസ് പടര്‍ന്നു പിടിക്കുകയായിരുന്നു. അവിടെ നിന്നും കുറച്ചു സ്റ്റോക്കുമായി ചില ചില്ലറക്കച്ചവടക്കാര്‍ ഗൂഗിള്‍ലാന്റിലേക്കും ചേക്കേറി. നല്ലോണം വിവരമുണ്ടായിരുന്ന ഗൂഗിള്‍ലാന്റിലെ ഭൂരിപക്ഷ ജനത, അത്യാവശം ആന്റീബയോട്ടിക് കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമൊന്നുമില്ലാതെ കാലം കഴിഞ്ഞു പൊക്കൊണ്ടിരുന്നു. കച്ചവടക്കാര്‍ ഓരൊ പെട്ടിക്കട തട്ടിക്കൂട്ടി അവസരത്തിനായി കാത്തിരുന്നു. ഗൂഗിള്‍ രാജന്‍ ഭരണ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പില്‍ വരുത്തി, പരിഷ്കാരം കൂടുന്നതനുസരിച്ച് തന്റെ മോളും വലുതാകുന്നത് രാജരാജ തിരുമേനി ശ്രദ്ധിച്ചു. അവളുടെ വോയിസ് ചാറ്റും വീഡിയൊ ചാറ്റും ദിനം പ്രതി കൂടിക്കൊണ്ടിരുന്നപ്പോള്‍ രാജന്റെ അന്തരാംഗങ്ങളില്‍ ഒരു വേലിചാട്ടം പൊട്ടിമുളക്കാന്‍ തുടങ്ങി, സ്വന്തം അടുപ്പില്‍ തീ പോലുമില്ലാതിരുന്ന കാലത്ത് അടുത്ത വീട്ടിലെ കോഴിക്കറിക്ക് ഉപ്പില്ലാന്നു പറഞ്ഞതിനു പകരമായി ഒടേതമ്പുരാന്‍ തന്ന സമ്മാനമല്ലെ! അവളതും ചെയ്യും അതിനപ്പുറവും ചെയ്യും രാജരാജ തിരുമനസ്സിന്റെ നെഞ്ചകം ഠപ്പെ ഠപ്പേന്നു തേങ്ങ പോട്ടുംപ്പോലെ മിടിക്കാന്‍ തുടങ്ങി. നടന്നും ഇരുന്നും കിടന്നും ചിന്തിച്ചു അവസാനം ഒരു ഉപായം കണ്ടു പിടിച്ചു. ബുദ്ധിമാനായ മന്ത്രി പുംഗോനെ ചാറ്റി രാത്രി തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. പിറ്റേന്ന് ഗൂഗിള്‍ലാന്റ്റിന്റെ സ്വന്തം ചാനലായ സ്മൈലി ടി.വി യില്‍ കൂടി ജനം ആ വാര്‍ത്ത കേട്ടു. ഗൂഗിള്‍ രാജ്യത്ത് മഹത്തായ ഒരു ചിത്ര രചനാ‍ മത്സരം നടത്തുന്നു! ഏറ്റവും നല്ല ചിത്രകാരനു സമ്മാനം! രാജപുത്രി കേട്ടവര്‍ കേട്ടവര്‍ വണ്ടറടിച്ചു, യുവാക്കള്‍ കോരിത്തരിച്ചു, വ്യദ്ധജനങ്ങള്‍ക്ക് കോച്ചിപ്പിടിച്ചു, കഴിവുള്ള വീര ശൂര പരാക്രമികള്‍ എല്ലാ വിധ സന്നാഹങ്ങളുമായി രാജ കൊട്ടാരത്തിലേക്ക് യാത്രയായി. പിന്നെയത് നൂറായി..അവസാനം അതില്‍ നിന്നും അഞ്ചു പേരെ തിരഞ്ഞെടുത്തു എസ്.എം.എസ് വഴിയാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോറ്ട്ടുണ്ട് അഞ്ചാളെയും ഗൂഗിള്‍ രാജ സസൂക്ഷ്മം നിരീക്ഷിച്ചു, കൂട്ടത്തില്‍ അവരെ വാ നോക്കി നില്‍ക്കുന്ന റാണിയെയും, രാത്രി ഇടിക്കാനുള്ള ഒരു കാരണം കിട്ടി! രാജാവ് ഉള്‍പുളകിതനായി. അഞ്ചു വിന്‍ഡോയില്‍ കൂടി അഞ്ചാളെം മാറി മാറി നോക്കിയിരുന്ന രാജപുത്രിയെ ഓരോരുത്തരുടെയും വീരസ്യങ്ങള്‍ പറഞ്ഞ് “തൊഴിപ്പെണ്ണുങ്ങള്‍“(അതായത് കൂലിയായി തൊഴി വാങ്ങുന്ന പെണ്ണുങ്ങള്‍) കളിയാക്കി. മത്സരം ആരഭിക്കട്ടെ! രാജന്‍ വിളിച്ചു പറഞ്ഞു. ഉച്ചത്തില്‍ പെരുമ്പറ മുഴങ്ങി മത്സരം ആരംഭിച്ചു വിശാലമായ വെള്ളക്ക്യാന്‌വാസില്‍ ഡക്ലസ് തന്റെ കലാവിരുത് വരച്ചു ചേറ്ത്തു.. “ഇഷ്ടിക” ഡക്ലസ് വിനയത്തോടെ മറുപടി പറഞ്ഞു. ഡക്ലസ്സിന്റെ ഇഷ്ടികക്കു കീഴെയായ് ഇടത്തു നിന്നും വലത്തോട്ട് നീട്ടിയൊരു വരയും വരച്ചു അന്ത്രുമാന്‍ കസേരയില്‍ ചെന്ന് ഉപവിഷ്ടനായി. “അതു നമ്മട ഡുക്ലസിന്റെ കട്ട താഴെപ്പോകാതിരിക്കാന്‍ ഒരു പ്ലാറ്റ് ഫോം കെട്ടീതാ യേത്!?“ “വെരി ഗുഡ്! അടുത്തയാള്‍ ദിവംഗതനാകട്ടെ!?” രാജരാജ തിരുമേനി വീണ്ടും വിളിച്ചു” സുഷാംഗന്‍ തന്റെ മാസ്റ്ററ് പീസ് തൊഴിലിനെയും അതിനു സമ്പാദ്യമായിക്കിട്ടുന്ന തൊഴിയെയും മനസ്സില്‍ ഓര്‍ത്ത് ഒരു പെട പെടച്ചു! “എന്തായിത് കൊട്ടാരമാണൊ‍!?“ രാജാവിന്റെ ആക്കിയ ചോദ്യത്തിനു “അല്ല തിരുമനസ്സെ ഡക്ലസിന്റെ ചുടുകട്ട കൊണ്ട് അന്ത്രുമാന്റെ പ്ലാറ്റ്ഫോമില്‍‍ ഞാനെന്റെ കൂര പണിതതാ” വിനയത്തോടെ മറുപടി പറഞ്ഞ് സുഷാംഗനും സീറ്റില്‍ ചെന്നിരുന്നു. ചന്ദ്രു ആഗമനായിട്ടും മുടിഞ്ഞ കളറു കാരണം രാജരാജന് കാണാന്‍ കഴിഞ്ഞില്ല, രാജാവ് കൊലവിളി വിളിച്ചു സദസ്സില്‍ നിന്നു ചന്ദ്രൂന്റെ കൂട്ടുകാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ചന്ദ്രു വെളുക്കെ ചിരിച്ചു, ആ പ്രകാശത്തില്‍ ചന്ദ്രുവിനെ എല്ലാരും കണ്ടു! സുഷംഗന്റെ കൂരക്കു മുകളിലായി ചന്ദ്രു തന്റെ കഴിവു പ്രകടിപ്പിച്ചു. “ബലേഭേഷ് ചന്ദ്രൂ..” രാജന്‍ ബലം പിടിച്ചു പറഞ്ഞു “അടുത്ത കലാകാരന്‍ കടന്നു വന്നാലും“ വിളിച്ചു വിളിച്ചു രാജന്റെ ഡയഫ്രം കീറിയതു കൊണ്ട് വിളിയുടെ ഹോള്‍സെയില്‍ മന്ത്രിപുംഗവന്‍ ഏറ്റെടുത്തു. വളഞ്ഞു കുറുകി സദസ്സിനു മുന്നിലെത്തിയ ആന്റണി തന്റെ ഇഷ്ട ചിത്രം വരച്ചു. “ഭൂമി മലയാളം മുഴുവനും വിഷപ്പുക നിറഞ്ഞ കാരണം മഴവില്ലു കറുത്തു പോയതാ..” നീയെന്തെ ഇങ്ങനെ ബ്ലാക്കിപ്പോയേ..” മൂളിപ്പാട്ടോടു കൂടി ആന്റണിയും ചെന്നു സീറ്റില്‍ ഉപവിഷ്ടി. “അഞ്ചു പേരും കേമന്മാര്‍! ആര്‍ക്ക് ഞാനെന്റെ മോളെക്കൊടുക്കും മന്ത്രി പുംഗവാ!?” അപ്പോഴാണ്‍ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരുന്ന മന്ത്രി കുമാരനോട് തന്തയാന്‍ ഈ മഹാ സ്രിഷ്ടി കാട്ടി പറഞ്ഞത്, “നോക്കെടാ കഴിവുള്ള ആണുങ്ങള്‍ വരച്ചു വെച്ചിരിക്കുന്നത്, നീ ഗെയിമും കളിച്ചു നടന്നൊ! പെണ്ണിനെ ആന്‍‌പിള്ളേരു കൊണ്ട് പോകും” ചിത്രം കണ്ട മന്ത്രി കുമാരന്‍ ഉറക്കെച്ചിരിക്കാന്‍ തുടങ്ങി, ചിരിച്ച് ചിരിച്ച് കരണം മറിഞ്ഞു, മകനു വട്ടായോന്നു വരെ മന്ത്രി സംശയിച്ചു! “അതേന്ന് ഇന്നു രാവിലെ കൂടി ഞാനീ സീന്‍ കണ്ടതെ ഉള്ളു” “അതെങ്ങനാ ഒരു നല്ല ഡിജിറ്റല്‍ ക്യാമറ വാങ്ങിത്തരാന്‍ എത്ര നാളായി പറയുന്നു, കേള്‍ക്കില്ല, റിയല്‍ ഫോട്ടം എടുത്തു തരില്ലായിരുന്നൊ രാജകുമാരിയാണ് കുളിമുറിയിലെന്നു കരുതി ഞാന്‍ പതുക്കെ ജനാലയുടെ ഗ്ലാസ്സൂരി, അപ്പോള്‍ കണ്ട കാഴ്ചയാ ഇത്” “നല്ലോണം നോക്ക്! തറയില്‍ പോയ സോപ്പ് മഹാരാജന്‍ കുനിഞ്ഞെടുക്കുന്ന ബോട്ടം വ്യൂവാ ഇത്” ചിത്രം സൂക്ഷിച്ചു നോക്കി, മകനെ കെട്ടിപ്പിടിച്ചു, മന്ത്രി നേരെ രാജാവിനടുത്തേക്കോടി, വിവരങ്ങള്‍ ധരിപ്പിച്ചു. അഞ്ച് കലാകാരന്മാരെയും രാജസന്നിധിയില്‍ ഹാജരാക്കി, ഓരോരുത്തരും കരഞ്ഞു കൊണ്ട് തങ്ങളുടെ ചിത്രങ്ങളെ ന്യായീകരിച്ചു. പക്ഷെ തങ്ങള്‍ വരച്ച ചിത്രത്തിന്റെ ഫൈനല്‍ വെര്‍ഷനില്‍ അവര്‍ക്കും നാണം തോന്നി! രാജാവ് വളരെ ദയാലുവായിരുന്നതിനാല്‍ എല്ലാവരെയും ചിത്രത്തില്‍ കാണുന്ന അതേ വ്യൂവില്‍ നിര്‍ത്തി ഓരോന്നു പൊട്ടിച്ചു! കൂടെ നല്ലൊരു ഉപദേശവും! “മേലാല്‍ ഗ്രൂപ്പിവരക്കരുത്, ഗ്രൂപ്പുന്തോറും ചിത്രത്തിനു പുതിയ രൂപങ്ങളും മാനങ്ങളും കൈവരും” തന്നെ വലിയൊരു അപമാനത്തില്‍ നിന്നും രക്ഷിച്ച മന്ത്രികുമാരനു രാജാവ് മോളെ വിവാഹം കഴിച്ചു കൊടുത്തു. അവര്‍ ഒരുപാടു കാലം ഗെയിമും കളിച്ചു സുഖമായി ജീവിച്ചു സുഹ്യത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അടുത്ത വര്‍ഷം മുതല്‍ നന്നാകാന്‍ തീരുമാനിച്ചു ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ്. ശനിയാഴ്ച രാവിലെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരാകണം. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുനില്‍ നായ്ക് sunil naik )എത്തിയിരുന്നില്ല. ശനിയാഴ്ച ചോദ്യം ചെയ്യലിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദേശം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. പണം നല്‍കിയതില്‍ യുവ മോര്‍ച്ച മുന്‍ നേതാവ് സുനില്‍ നായിക്കിന് പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇയാള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കെ സുന്ദരയ്ക്ക് രണ്ട്‌ലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്. ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു. Read Also:മഞ്ചേശ്വരം സീറ്റ് കോഴക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടകര കുഴല്‍പ്പണ കേസിലും സുനില്‍ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്ന ആരോപണത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശനാണ് കാസര്‍കോട് എസ്പിക്ക് പരാതി നല്‍കിയത്. കേസില്‍ വി വി രമേശന്റെ മൊഴി നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. ബിജെപി നേതാക്കള്‍ ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായിരുന്ന സ്ഥാനാര്‍ത്ഥി കെ സുന്ദരവെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറഞ്ഞിരുന്നു. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 സന്ദീപ് കൊലക്കേസ് സിപിഐഎം അറിവോടെ; ഗൂഡാലോചന അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ; ഡി ജി പിക്ക് പരാതി നൽകി ബിജെപി ഹലാൽ വിഷയം; പോപ്പുലർ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ സുരേന്ദ്രൻ പദ്ധതികള്‍ക്കും പണത്തിനും കുറവില്ല; അട്ടപ്പാടിയിലേത് മനുഷ്യത്വ രഹിതമായ സംഭവങ്ങളെന്ന് കെ.സുരേന്ദ്രന്‍ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് സംസ്ഥാനം വഴിമാറ്റി ചെലവഴിക്കുന്നു; ശിശുമരണത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍ സഞ്ജിത്ത് വധക്കേസ്: കെ സുരേന്ദ്രൻ അമിത്ഷായെ കണ്ടു ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി; സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് കെ സുരേന്ദ്രൻ വഖഫ് നിയമന വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും കൂട്ടിക്കലില്‍ കനത്ത മഴ; പുല്ലകയാറില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ ആകെ കേസുകള്‍ 12 ആയി ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ശ്രമം; വസ്ത്രം, ഭക്ഷണം തുടങ്ങിയവയിൽ ആർഎസ്എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു, ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല; മമ്പറം ദിവാകരനെ വിമർശിച്ച് കെ സുധാകരൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മാമ്പറത്തെ താഴെയിറക്കി യുഡിഎഫിന് ജയം കൂട്ടിക്കലില്‍ കനത്ത മഴ; പുല്ലകയാറില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ 2-1 ന് കീഴടക്കി ‘ഇന്ത്യ ചുറ്റാം’; 25 സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര "യേശു പ്രസoഗിക്കാന് തുടങ്ങി; മാനസാന്തരപ്പെടുവിന്; സ്വര്ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു മത്തായി4:17 പാപബന്ധനത്തില് കുടുങ്ങി, ഭൂമിയില് പിശാച്ചിന്റെ രാജ്യത്തിലും, ജഡമരണശേഷം അവന്റെ അത്മീരാജ്യമായ നരകത്തിനും അവകാശികളായി കഴിഞ്ഞിരുന്ന മനുഷ്യരെ രക്ഷിക്കാന് ദൈവം അവിടുത്തെ രാജ്യമായ ദൈവരാജ്യം ഭൂമിയില് സ്ഥാപിച്ചു അവിടുന്ന് സ്വയം മനുഷ്യനായി അത് ആദ്യം യേശുവില് ഭൂമിയില് സ്ഥാപിച്ചു യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യരിലും ദൈവംപരിശുദ്ധ ആത്മാവിലൂടെ ദൈവരാജ്യം ഭൂമിയില് സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു ക്രിസ്തു ആദത്തിനെയും ഹവ്വയെയും ഭൂമിയില് സ്രഷ്ട്ടിച്ച്‌ അവരിലൂടെ ഭൗതികലോകത്തില് ദൈവരാജ്യം സ്ഥാപിച്ചു (ദൈവം രാജാവായി വാഴുന്ന രാജ്യം) എന്നാല് ആദി മാതാപിതാക്കള് പിശാച്ചിനെ അനുസരിച്ചതിനാല് ദൈവരാജ്യത്തില് നിന്ന് പുറത്തായി എന്നാല്, ക്രിസ്തു മനുഷ്യനായി യേശുവില് ദൈവ കലപ്പനകള് തെറ്റിക്കാതെ ദൈവ ഭക്തിയില് ഭൂമിയില് മനുഷ്യജീവിതം തികച്ച് വീണ്ടും തന്നിലൂടെ ആദി മാതാപിതാക്കള് നഷ്ട്ടപ്പെടുത്തിയ ദൈവരാജ്യം എന്ന അത്മീയരാജ്യം ഭൂമിയില് മനുഷ്യര്ക്കിടയില് വീണ്ടും സ്ഥാപിച്ചു യേശുക്രിസ്തുവിലൂടെ ദൈവരാജ്യത്തില് പ്രവേശിക്കുക എന്നാല്, യേശു ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവില് പ്രവേശിക്കുക എന്ന് അര്ഥം ദൈവരാജ്യമെന്നാല് ഭക്ഷണവും പാനിയവു മല്ല; പ്രത്യുത നീതിയും സമാധാധാനവും പരിശുദ്ധ ആത്മാവില് ഉള്ള സന്തോഷവുമാണ് റോമ14:17). അനീതിയോടും അസമാധാനത്തോടെയും പൈശാചിക ആത്മാവിലുള്ള സന്തോഷത്തിലോ ദുഃഖത്തിലോ ആയിരിക്കുന്നതാണ് ഭൂമിയിലെ പൈശാചിക രാജ്യം! "ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലാണ് 1 കോറി 4:20 ബൈബിളിലെ വാക്കുകള്ക്ക് ദൈവ രാജ്യത്തില് പ്രവേശിക്കാനുള്ള വഴി പറഞ്ഞു തരുവാന് കഴിയും. എന്നാല്; ബൈബിളിലെ വചനങ്ങളിലെ ആത്മാവ് മനുഷ്യനെ ദൈവ രാജ്യത്തില് പ്രവേശിപ്പിക്കുന്നു വചനങ്ങളിലെ ആത്മാവിനെ ദൈവ രാജ്യത്തില് പ്രവേശിക്കാന് മനുഷ്യര് സ്വീകരിക്കണം മറിച്ചു, ബൈബിളിലെ അക്ഷരങ്ങളെയല്ല ബൈബിളിലെ വാക്കുകള്ക്ക് പരിഭാഷകളില് വിറ്റ്യാസമുണ്ടെങ്കിലും ബൈബിളിലെ വചനങ്ങളിലെ ആത്മാവിന് വിറ്റ്യാസമില്ല ആത്മവിറ്റ്യാസമുള്ള പുസ്തകങ്ങള് ദൈവ വചനത്തിന്റെ ഭാഗമല്ല എഴുത്തിലെ ആത്മാവിനെ മനുഷ്യര് മനസിലാക്കുവാന് പഠിക്കേണം ഉദാ: കവിത എഴുതുന്ന കൊച്ചുകുട്ടികള്ക്ക് പോലും അറിയാം കവിതയിലെ ആത്മാവ് എഴുത്തുകാരനെ നയിക്കുന്ന ആത്മാവ്‌ കവിതയിലും ഉണ്ടാകും!! "ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസoഗിക്കപ്പെടുന്നു എല്ലാവരും ബലം പ്രയോഗിച്ച് അതില് പ്രവേശിക്കുന്നു ലൂക്കാ 16:16) ദൈവ രാജ്യത്തില് പ്രവേശിക്കണം എങ്കില് മനുഷ്യന് ബലം (മാനസികബലം) പ്രയോഗിക്കേണ്ടി യിരിക്കുന്നു കാരണം, മനുഷ്യന് സ്വതവേ പിശാച്ചിന്റെ രാജ്യത്തില് വസിക്കാനാണ് താല്പര്യം എന്നാല്, മനുഷ്യന് ആത്മബലം പ്രയോഗിച്ചു വേണം യേശു ക്രിസ്തുവിന്റെ കല്പ്പനകള് അനുസരിച്ച് അവിടുന്ന് പഠിപ്പിച്ച ദൈവ ആരാധനയിലേക്ക് മനസന്ധരപ്പെട്ട് കടന്നു വന്ന് ദൈവ രാജ്യത്തില് പ്രവേശിക്കുവാന് നിര്ഭാഗ്യവശാല് പല മനുഷ്യര്ക്കും അതിനുള്ള മാനസിക ബലം ഇല്ല അവര് സാമൂഹിക ബന്ധനങ്ങളിലും, രക്ത ബന്ധനങ്ങളിലും മറ്റു സ്നേഹ ബന്ധനങ്ങളിലും, മാനുഷിക മത നിയമങ്ങളിലും, പാരമ്പര്യങ്ങളിലും കുടുങ്ങി രക്ഷപ്പെടാനാവാതെ കിടക്കുന്നു പിശാച്ച് ബലമായി അവരെ അവന്റെ രാജ്യത്തില് പിടിച്ചു വച്ചിരിക്കുന്നു!! പൈശാചിക ശക്തിയാലും ജ്ഞാനത്താലും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധകനും ദൈവത്തിന്റെയും ക്രിസ്തുവിനെയും രാജ്യത്തില് അവകാശമെല്ലെന്നു നിങ്ങള് അറിഞ്ഞുകൊള്ളുവിൻ എഫേസോസ് 5:5 അതുപോലെതന്നെ അസന്മാര്ഗ്ഗികളും, വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്ഗ്ഗഭോഗികളും, കള്ളന്മാരും, അത്യാഗ്രഹികളും, മദ്യപന്മാരും, പരദൂഷകരും, കവര്ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല 1കോറി6:9,10 അതിനാലാണ് ദൈവരാജ്യത്തെകുറിച്ച് പ്രസംഗിക്കുന്നവര് ഇവയ്ക്കെതിരെ കര്ശന നിലപാട് എടുക്കുന്നത്!! "ദൈവാത്മാവിനെ കൊണ്ടാണ് ഞാന് പിശാച്ചുക്കളെ ബഹിഷ്ക്കരിക്കുന്നതെങ്കില്, ദൈവരാജ്യം നിങ്ങളില് വന്നു കഴിഞ്ഞിരിക്കുന്നു മത്തായി 12:28 ദൈവാത്മാവില് സുവിശേഷം പറയുന്നവര് അവരില് വ്യാപരിക്കുന്ന ദൈവാത്മാവിന്റെ ശക്തിയാല് പിശാചിനെ മറ്റു മനുഷ്യരില് നിന്ന് പുറത്താക്കി ദൈവാത്മാവിനെ അവരില് നിവേശിപ്പിച്ചു അവരെ പിടിച്ചു ദൈവരാജ്യത്തില് ചേര്ക്കുന്നു "പ്രത്യക്ഷ്മായ അടയാളങ്ങളോടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്നാരും പറയുകയുമില്ല. എന്തെന്നാല് ദൈവ രാജ്യം നിങ്ങളുടെ ഇടയില് തന്നെയുണ്ട് ലൂക്ക 17:21 ദൈവത്തിന്റെ (പരിശുദ്ധ ആത്മാവിന്റെ ഭരണത്തില് കീഴില് ജീവിക്കുന്ന മനുഷ്യരെ അടയാളങ്ങളോടെ തിരിച്ചറിയാന് ആവുകയില്ല "സത്യം സത്യമായി ഞാന് നിന്നോട് പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ല എങ്കില് ഒരുവനും ദൈവ രാജ്യത്തില് പ്രവേശിക്കുക സധ്യമല്ല യോഹന്നാന് 3:5 പ്രിയ സഹോദരാ സഹോദരി താങ്കള് യേശുക്രിസ്തു ഭൂമിയില് സ്ഥാപിച്ച ദൈവ രാജ്യത്തിലാണോ? നിങ്ങളെ നയിക്കുന്നത് ക്രിസ്തുവാണോ? അതെയെങ്കില് അവന് പറഞ്ഞു മരിച്ചവര് തങ്ങളുടെ മരിച്ചവരെ സംസകരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക ലൂക്ക 9:60). Chapter 54. ആത്മ പകര്ച്ച പരിശുദ്ധ ആത്മാവും അശുദ്ധ ആത്മാവും മനുഷ്യരിലേക്ക് പകരുന്ന വിധങ്ങള്! അശുദ്ധ ആത്മാവിന് മനുഷ്യരിലൂടെയും, പക്ഷി -മൃഗങ്ങളിലൂടെയും, വസ്തുകളിലൂടെയും, ദുഷ്ചിന്തകളിലൂടെയും, ദുഷിച്ച സംസാരം കേള്ക്കുന്നതിലൂടെയും മറ്റു പഞ്ചെന്ദ്രിയ പ്രവര്ത്തനങ്ങളിലൂടെയും മനുഷ്യരിലേക്ക് കടന്നുകൂടുവാന് സാധിക്കും! ഇങ്ങനെയുള്ള വഴികളിലൂടെ മറ്റുള്ളവിയില് ആവസിച്ചിരിക്കുന്ന നെഗറ്റിവ് ശക്തി മനുഷ്യരിലേക്ക് കടന്നു വരുന്നു വസ്തുകളിലും പിശാചിന് ആവസിക്കുവാന് സാധിക്കും! "അശുദ്ധാല്മാക്കള് പുറത്തുവന്ന് പന്നികൂട്ടത്തില് പ്രവേശിച്ചു മാര്ക്കോസ്5:13 ആശുധത്മാക്കള്ക്ക് മനുഷ്യരില് നിന്ന് പക്ഷിമൃഗാതി കളിലേക്കും അവയില് നിന്ന് തിരിച്ചു മനുഷ്യരിലേക്കും കടക്കാം! ഭയം ഉള്ളവര് അശുദ്ധ ആത്മാകള് ഉള്ള സാഹചര്യങ്ങള് ഒഴിവാക്കുക ഉചിതം! ഭയത്തിലൂടെ പിശാചിന് മനുഷ്യരിലേക്ക് കടക്കുവാന് കഴിയും!വസ്തുകളെ സ്നേഹിച്ചാല് അതിലൂടെ പിശാച്ച് നിഷ്പ്രയാസം മനുഷ്യനില് കടക്കുന്നു ലോകത്തെയോ ലോകത്തിലുള്ള വസ്തുകളെയോ നിങ്ങള്‍ സ്നേഹിക്കരുത് 1യോഹന്നാന്‍ 2:15 നാം ഉപയോഗിക്കുന്ന വസ്തുകളെ നമ്മുടെ ഹൃദയം കൊണ്ട് സ്നേഹിക്കരുത് ഏതെങ്കിലും വസ്തു നഷ്ട്ടപെടുമ്പോള് താങ്കള്ക്ക് ഹൃദയത്തില് വേദന ഉണ്ടാകുന്നു എങ്കില്; താങ്കള് ആ വസ്തുവിനെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കാം! മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് മാനസിക അടിമത്വo, പരസ്പര സ്നേഹം, ചിന്ത, പഞ്ചെന്തര്യങ്ങള് കൊണ്ടുള്ള പ്രവര്ത്തനം ഇവയില് കൂടെ പിശാച്ച് പകരുന്നു അതായതു കാണുക, കെള്ക്കുക, ഭക്ഷിക്കുക, സ്പര്ശിക്കുക, മണക്കുക, മുതലായ തരത്തില് പകരുന്നു എന്നാല് പഞ്ചഇന്ദ്രിയങ്ങളെ പാപ സ്വഭാവത്തില് ജയിച്ചു നില്ക്കുന്ന ക്രിസ്തു ശിഷ്യന് ഇവ ബാധകം അല്ല എങ്കിലും ക്രിസ്തു ശിഷ്യന് വ്യക്തമായ വേര്പാടും വിശുദ്ധിയും തങ്ങളാല് ആവത്‌ പാലിക്കേണ്ടതായും വരുന്നു!! കേളിവി എന്ന ഇന്ദ്രിയ ജയം നേടിയതിനു ശേഷം മാത്രം പിശാച്ച് വസിക്കുന്ന മനുഷ്യരെ ശ്രവിച്ചു അവരെ മാനസാന്തരപ്പെടുത്താന് പോകുന്നതാണ് ഉത്തമം എങ്കിലും ഇന്ദ്രിയ ജയങ്ങള് പാപം ചെയ്യാനുള്ള അഗീകാരവും അല്ല! ദൈവത്തിന്റെ മനുഷ്യര്ക്കും ദൈവാത്മാവിനെ പകര്ത്തുന്ന മനോഹര ഗാനങ്ങള് എഴുതാം പാടാം!! ഏത് പ്രവര്ത്തി ചെയ്യുമ്പോളും ആ പ്രവര്ത്തി ചെയ്യുന്ന മനുഷ്യനില് അപ്പോള് വസിക്കുന്ന ആത്മാവ് അതിലൂടെ പ്രവര്ത്തിച്ച് ആ പ്രവര്ത്തിയുടെ മഹത്വം എടുക്കുകയും, മറ്റുള്ളവരിലേക്ക് അതിലൂടെ ചിലപ്പോള് കടക്കുകയും ചെയ്യുന്നു!! പിശാച്ച് ബാധിച്ചിരിക്കുന്നവര്ക്കും സുവിശേഷം പറയാം. എന്നാല്, ആ സുവിശേഷ പ്രവര്ത്തനത്തിലൂടെ പകരപ്പെടുന്ന ശക്തി ആശുദ്ധ ആത്മാവാണ് എന്ന് മാത്രം ഞാന് നിങ്ങളെ അറിയുന്നില്ല എന്ന് കര്ത്താവ് പറയുന്ന സുവിശേഷകരാണ് അവര് മത്തായി 7:22,23 2കോറി 11:12-15 മത്തായി 24:24) ഇത്തരം ബാദകളെ തിരിച്ചറിഞ്ഞു ജയിക്കാന്, ആത്മാക്കളെ തിരിച്ച് അറിയാനുള്ള വരം അത്യാവശ്യം കാരണം, പിശാച്ച്‌ പോലും ദൈവവചനം പറയുന്നു, ദൈവ ശബ്ദം പുറപ്പെടുവിക്കുന്നു ദൈവാത്മാവ് മഹത്വപ്പെടുന്ന സുവിശേഷപ്രവര്ത്തനം, ദൈവത്മാവില് നിറഞ്ഞു നിന്നുള്ള സുവിശേഷപ്രവര്ത്തനം തന്നെ!!ദൈവാത്മാവ് മനുഷ്യ നിര്മ്മിത വസ്തുക്കളില് ഒരിക്കലും വസിക്കുന്നില്ല പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ട്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യന്‍ നിര്‍മ്മിത ആലയങ്ങളിലല്ല വസിക്കുന്നത് അപ്പ:പ്ര 17:24 അതിനാല് തന്നെ ലോകത്തിലെ വസ്തുക്കളെ സ്നേഹിക്കാനോ ആരാധിക്കാനോ ദൈവം അനുവദിക്കുന്നുമില്ല!! കുറ്റകൃത്യം നടത്തിയ എഴുപത്തഞ്ചു ശതമാനത്തില് അധികം ആളുകളും ചോദിച്ചാല് അവര് പറയും "തങ്ങള് അറിയാതെയാണ് ആ കുറ്റം ചെയ്തത് എന്ന്" അത് ശരിയാണ് മനുഷ്യരെ കൊണ്ട് അവര് അറിയാതെ അവരെ സ്വാധീനിച്ചു തിന്മ പ്രവര്ത്തിപ്പിച്ചു, അവരിലെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തിയാണ് പിശാച്ച് ഇങ്ങനെ പിശാച്ച് പിടിക്കാന് ഉള്ള ചില കാരണങ്ങള്:- (1) പിശാച്ചിന്റെ സ്വാധീനത്തിന് അടിപ്പെട്ടിരിക്കുന്ന വരെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നതുകൊണ്ടോ, അത്തരക്കാര്ക്ക് മാനസികമായി അടിപ്പെട്ടു നില്ക്കുന്നതു കൊണ്ടോ!! (2) ദൈവത്തെക്കാള് ഉപരിയായ ലോകമോഹങ്ങള് (ചിലര് ആശ്രയം വയ്ക്കുന്നത് സമ്പത്തിലോ, സ്വന്തശരീരത്തിലോ അന്ന്യരുടെ ശരീരത്തിലോ ആണ്!! (4) മനപൂര്വ്വം സ്വന്ത ബുദ്ധിയും കഴിവും ഉപയോഗിച്ച് സ്വന്തമനസാക്ഷിക്കു വിരുദ്ധമായി തെറ്റ് ചെയ്യുന്നത് കൊണ്ട്! (7)ദൈവ വിശ്വാസമില്ലാത്തത് (വെളിച്ചം ഇല്ല എങ്കില് ഇരുട്ട് വിളിച്ചു വരുത്താതെ വരും) ഇങ്ങനെ പല കാരണങ്ങള് കൊണ്ടും പൈശാചിക ശക്തി ആവാഹിക്കപ്പെടാം; മനുഷ്യരെ നശിപ്പിക്കാം!! ചിലർക്ക് ദൈവാത്മാവ് സംസാരിക്കുന്നതും പ്രജോതിപ്പിക്കുന്നതും അറിയാനേ കഴിയുന്നില്ല എന്ന് പരാതി പറയാറുണ്ട്! എന്നാല്; അത് വളരെ നിസാരമായി അറിയാന് സാധിക്കും, ഉദാഹരണമായി; പൈശാചിക ആത്മാവിനാല് നയിക്കപ്പെടുന്ന ഒരാള് നിങ്ങളെ വളരെ മോശമായ ഒരു വാക്ക് വിളിച്ചു ആക്ഷേപിച്ചു എന്നിരിക്കട്ടെ! അപ്പോള് നിങ്ങള് നിങ്ങളെ തന്നെ ഒന്ന് ശ്രദ്ധിക്കുക, ഒന്നെങ്കില് അയാളെ തിരിച്ചു ആക്ഷേപിക്കാൻ ഒരു പ്രജോതനം ഉണ്ടാകുന്നത് കാണം. അല്ലെങ്കിൽ അയാളോട് തിരിച്ചു പ്രതികാരം ചെയ്യാന് പറയുന്ന ഒരു ശബ്ദം ഉള്ളില് നിന്നോ പുറത്തു നിന്നോ കേള്ക്കാന് സാധിക്കും! അത് പിശാചിന്റെ പ്രജോതനം! അല്ലെങ്കിലും അവന്റെ ശബ്ദം! അത്തരം അവസരങ്ങളില് സുരക്ഷിതമായ അവസ്ഥയിലക്ക് ഒഴിഞ്ഞുമാറാനോ, അയാളോട് ക്ഷമിക്കാനോ, അതുമല്ലെങ്കിൽ ലോക പരമായ തെറ്റു ചെയ്ത അയാളെ, ലോകത്തിന്റെ കോടതിയിലേക്ക്(നിയമത്തിന്റെ പിടിയിലേക്ക് മാറ്റാനോ പറയുന്ന മറ്റോരു ശബ്ദവും കേൾക്കാം, ഇത് ദൈവത്തിന്റെ ശബ്ദം. ദൈവശബ്ദവും പൈശാചിക ശബ്ദവും തിരിച്ചറിയാന് വളരെ പരിശീലനം ആവശ്യമുണ്ട്! കാരണം; ചില അവസരങ്ങളില് പൈശാചിക ശബ്ദം; ദൈവശബ്ദം പോലെ തോന്നിയേക്കാം യേശുവിനോട് പോലും പിശാച് ദൈവവചനം പറഞ്ഞു പോരാടി) ആയതിനാല്; ദൈവം ശബ്ദത്തിന് എപ്പോഴും ഒരു അടയാളം ഓര്ത്തുവയ്ക്കുക! ആതു രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുക. ഒരിടത്തും എഴുതി വയ്ക്കരുത്. പിശാചിനെ അറിയിക്കരുത്! ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (ക്രിസ്തുവിനെ/ ദൈവപുത്രനെ) ലഭിക്കണമോ? യേശുവിന്റെ സുവിശേഷം ശ്രദ്ധയോടെ കേള്ക്കുകയോ, വായിക്കുകയോ, ദ്യാനിക്കുകയോ ചെയ്തുകൊണ്ടിരിക്കുക! ദൈവാത്മാവിന്റെ ദാനങ്ങൾ ഉള്ളവരിൽ നിന്നും അൽപ്പം ദാഹജലം സ്നേഹത്തോടെ സ്വീകരിച്ചാലും, അതിലൂടെ അവരിലെ ആത്മാവിന്റെ അല്പമായ പ്രവാഹം ഉണ്ടാകും! അതുപോലെ തന്നെ പൈശാചിക ആത്മാവിൽ നിറഞ്ഞവരിൽ നിന്ന് സ്വീകരിച്ചാലും അതിലൂടെ അവരിലെ ആത്മാവ് വ്യാപാരിക്കും എന്നാൽ, ചന്തയിൽ പണം കൊടുത്തു വാങ്ങിക്കുന്ന സാധനങ്ങൾ ഇതിൽ നിന്നും വിമുക്തമാണ്! കാരണം; ഇവിടെ ഹൃദയ ബന്ധം നടത്തുന്ന സ്നേഹബന്ധം ഇല്ല! വിശ്വസിക്കുന്നവര്ക്ക് യേശുവിന്റെ സുവിശേഷം ദൈവത്തിന്റെ ശക്തിയാണ്!(റോമാ1:16 സുവിശേഷം വഴിയാണ് ആളുകളെ ക്രിസ്തുവില് ജനിപ്പിക്കുന്നത് (1കോറിന്തോസ് 4:15 ആരെങ്കിലും പറഞ്ഞ കാര്യത്തെകുറിച്ച് തുടച്ചയായി ചിന്തിച്ചുകൊണ്ടിരുന്നാൽ അയാളിൽ വസിച്ചു അയാളെ നയിച്ചിരുന്ന ശക്തി; അയാൾ പറഞ്ഞകാര്യം ചിന്തിക്കുന്നവരിലേക്കും കടന്നുവരും! ചില ഉദാ: ഇസ്ലാമിസ്റ്റുകൾ മുഹമ്മദ് പറഞ്ഞകാര്യം തീവ്രമായി ചിന്തിക്കുമ്പോൾ അവർ എന്തൊക്കെ ചെയ്യുന്നു എന്ന് പരിശോധിക്കുക ചില മതനേതാക്കളുടെ പ്രസംഗം തുടർച്ചയായി ശ്രവിച്ചാൽ, തളർന്നു കിടന്നവൻ പോലും എഴുന്നേറ്റു കത്തി കയ്യിൽ കെട്ടിവച്ച് നിരപരാധിയായ അന്യമതക്കാരനെ കുത്തിക്കൊല്ലാന് പോകാനുള്ള സ്പിരിറ്റ്‌ (ആത്മാവ്) ലഭിക്കും! പിശാചിന്റെ ശക്തിയും ജ്ഞാനവും ലഭിക്കാന്; പൈശാചിക കാര്യങ്ങള് വായിക്കുകയോ, ചിന്തിക്കുകയോ ദ്യാനിക്കുകയോ, കേള്ക്കുകയോ, കാണുകയോ ചെയ്യുക, പൈശാചിക മനുഷ്യർ പറഞ്ഞ കാര്യങ്ങൾ തുടർച്ചയായി ചിന്തിക്കുക അവ ഏറ്റു പറയുക ഉദാ:കുറ്റം പറയുക, തെറിപ്പാട്ട് മുതലായവ ആഭിചാര പ്രവൃത്തികൾ ചെയ്യുന്നവർ തങ്ങൾക്ക് കൂടുതൽ ശക്തമായി പൈശാചികമായി പ്രവര്ത്തിക്കാന്; നിഷ്കളങ്കരായ കുട്ടികളെ പോലും കൊന്നു(നരബലി നടത്തി) ശക്തികൂടിയ പാപം ചെയ്യാറുണ്ട് നിർമ്മല മാസാക്ഷിക്കു വിരുദ്ധമായി തുടച്ചയായി ചെയ്യുന്നത് വഴി; അത് പ്രവർത്തിക്കുന്ന മനുഷ്യനിൽ പൈശാചിക ശക്തിയും ജ്ഞാനവും വർദ്ധിച്ചു വരുന്നു! മനസാക്ഷി പൈശാചികമായി മാറിവരുന്നു, ഉള്ളിലെ ദൈവശക്തിയും ജ്ഞാനവും കുറഞ്ഞുവന്നു പൂണ്ണമായി ഇല്ലാതായി ആത്മീയ മരണം പ്രാപിക്കുന്നു! "പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍ 1 യോഹന്നാ‌ന്‍ 4:1 ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു ലൂക്കാ 6:44 ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവസിക്കുന്നവരിൽ ഇത്തരത്തിലുള്ള "ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ് ഗലാത്തിയാ 5: 22,23 ഇവയുടെ വ്യാജ ദാനങ്ങൾ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിന്റെ ആത്മാവ് ഉണ്ടാക്കുന്നതുകൂടാതെ "വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ് ഗലാത്തിയാ 5:19-21) ഉണ്ടാക്കുന്നു! ദൈവാത്മാവിലുള്ളവർ ഇത്തരം വികാരങ്ങളെ മരിപ്പിച്ചു നിര്ത്തുന്നു! അഥവാ;ഇവയെ ജയിച്ചു നിൽക്കുന്നതിനാൽ എത്ര വലിയ പൈശാചിക പ്രജോതനമോ, പ്രകോപനമോ, പ്രലോഭനമോ ഉണ്ടായാലും, അതില് തോറ്റു; പൈശാചിക ആത്മാവ് ഉള്ളില് പ്രവേശിക്കാതെ ചെറുത്തുനിന്നു ജീവിക്കുന്നു! ദൈവാത്മാവിന്റെ ദാനങ്ങള് എപ്പോഴും; ദൈവശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കുന്നതും; ദൈവനാമം മഹത്വപ്പെടുന്നതും, മനുഷ്യരെ നിത്യജീവനിൽക്കു നയിക്കുന്നതുമായിരിക്കും! പൈശാചക ശക്തിയും ജ്ഞാനവും ഉള്ളിൽ കടന്നു കയറി ഒരു മനുഷ്യനെ നയിച്ച് അതിന്റെ അടിമയാക്കാതെ എത്രമാത്രം ചെറുത്തു നില്ക്കാന് സാധിക്കുമോ, അത്രമാത്രം ദൈവശക്തിയും ജ്ഞാനവും അയാളിലേക്ക് കടന്നു വരുന്നു അതിൽ ശക്തിപ്രാപിക്കുന്നു, അയാളെ ദൈവമക്കളുടെ പക്ഷത്തു ചേർത്തുനിർത്തുന്നു! കൂടുതൽ പരീക്ഷകൾ സഹിച്ചു ദൈവശക്തിയിലും ജ്ഞാനത്തിലും നിലനിൽക്കുന്നവർ കൂടുതൽ കൂടുതൽ കരുത്തരായിവരുന്നു പരീക്ഷയിൽ തോറ്റു പൈശാചിക ശക്തിക്കും ജ്ഞാനത്തിനും തുടർച്ചയായി കീഴ്‌പ്പെടുന്നവർ പൈശാചിക ശക്തിയിലും ജ്ഞാനത്തിലും ശക്തിപ്രാപിച്ചു വരുന്നു കൊതുക് കുത്തിയാൽ പോലും തെറിവിളിച്ചു തങ്ങളിലെ പൈശാചിക ശക്തിയും ജ്ഞാനവും അറിയാതെ വർദ്ധിപ്പിക്കുന്ന മനുഷ്യരുണ്ട് ദൈവശക്തിയിലും ജ്ഞാനത്തിലും (ക്രിസ്തുവിൽ) കൂടിയ ആളുകൾക്ക് തങ്ങളിലെ ശക്തിക്കനുസരിച്ചു മറ്റുള്ളവരിലെ പൈശാചിക ശക്തിയും ജ്ഞാനവും(എതിർക്രിസ്തുവിനെ) പുറത്താക്കി ദൈവമക്കളുടെ പക്ഷത്തേക്ക് നിത്യജീവൻ അഥവാ ക്രിസ്തുവിനെ പകർന്നു കൊടുത്തു പിടിച്ചെടുക്കാൻ കഴിയുന്നു! എങ്ങനെ മനുഷ്യരില് നിന്നും വസ്തുക്കളില് നിന്നും പക്ഷി മൃഗാതികളില് നിന്നും പിശാചിനെ തിരിച്ചറിഞ്ഞു പുറത്താക്കാം എന്ന്, സത്യവേദം പറയുന്നത് മറ്റൊരു ആദ്യായത്തില് നോക്കാം Chapter 72.(Repost) ഖുര്‍ആനും, മുഹമ്മദും, അല്ലാഹുവും, ഫലങ്ങളും! ആമുഖം ഖുര്‍ആന്‍, 114 അദ്ധ്യായങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ അദ്യായം, 286 ആയത്തുകള്(സൂക്തങ്ങള്) ഉള്ള അദ്യായം Chapter 72. ഖുര്‍ആനും, മുഹമ്മദും, അല്ലാഹുവും, അവരുടെ ഫലങ്ങളും! Chapter 21. ലൗ ജിഹാദിൽ പെടാതിരിക്കാന് അറിഞ്ഞിരിക്കുക!! Chapter 50. ഭാര്യാ ഭര്‍തൃ ബന്ധത്തില് ഐശ്യര്യം നേടുവാനും അത് നിലനിര്‍ത്താനുമുളള രഹസ്യം Chapter 51. ദൈവമക്കളെ ജനിപ്പിക്കുന്നതിലെ രഹസ്യം കളകള്‍(പിശാചിന്റെ മക്കള്)‍ ഉണ്ടാകുന്നത് എങ്ങനെ റെനൗൾട്ട് കെ ഡ്ബ്ല്യു ഐ ഡി ബിഎംഡബ്യു എക്സ്5റെനൗൾട്ട് കെ ഡ്ബ്ല്;യു ഐ ഡി യുടെ വീഡിയോകൾ: വിദഗ്ഢരുടെ അവലോകനങ്ങൾ, ടെസ്റ്റ് ദ്രൈവുകൾ, താരതമ്യങ്ങൾ എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജും ആര്‍എസ് വിമലും ഒന്നിക്കാന്‍ പോവുന്നത് ബിഗ് ബജറ്റ് സിനിമയായ കര്‍ണന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2016 ലാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നിരുന്നത്. ഒപ്പം സിനിമയിലെ പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ആരാധകരുടെ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി വിമലിന്റെ കര്‍ണനാവാന്‍ പോവുന്നത് തമിഴ് നടന്‍ ചിയാന്‍ വിക്രമാണ്. കര്‍ണനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സംവിധായകന്‍ തന്നെയാണ് പുറത്ത് വിട്ടത്. 2019 ല്‍ റിലീസിനെത്തിക്കാന്‍ […] നായികവാന്‍ താല്‍പര്യമില്ല, എന്നാല്‍ പൃഥ്വിയുടെ സിനിമയിലഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നൊരു സുന്ദരിയുണ്ട് പുതുമുഖങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കുന്ന ഇന്‍ഡസ്ട്രിയായി മലയാള സിനിമ മാറിയിരിക്കുകയാണ്. നവാഗതരുടെ സിനിമകളെല്ലാം ഹിറ്റാവുന്നത് പോലെ പുതുമുഖ നടിമാരും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് അധികം താമസിക്കാതെ കടന്ന് വരുന്ന ഒരാളാണ് അഞ്ജന കെആര്‍. അധികം ആര്‍ക്കും പരിചയമില്ലെങ്കിലും വരും കാലങ്ങളില്‍ മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലെത്തുന്ന ഒരു നടിയായിരിക്കും അഞ്ജന. ജയരാജ് സംവിധാനം ചെയ്ത ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്ന അഞ്ജന ഇപ്പോള്‍ അവതാരക, മോഡല്‍, നടി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുകയാണ്. സിനിമക്കപ്പുറം തമിഴില്‍ […] പ്രിയ വാര്യരും മാണിക്യ മലരും ഒടുവില്‍ ലാലേട്ടനെയും തോല്‍പ്പിച്ചു! ഈ റെക്കോര്‍ഡാണ് പൊട്ടിച്ചത്. ഒരു അഡാറ് ലവ് എന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ഫെബ്രുവരി 9 നായിരുന്നു പാട്ട് പുറത്ത് വന്നത്. ഒരു രാത്രി കൊണ്ടായിരുന്നു പാട്ടും പ്രിയ വാര്യരും ലോകം മുഴുവന്‍ അറിയപ്പെടുന്ന രീതിയിലേക്ക് ഉയര്‍ന്നത്. പാട്ട് ഉണ്ടാക്കിയ തരംഗം ഒന്ന് കേട്ടടങ്ങി വരുന്നതെ ഉള്ളു. കഴിഞ്ഞ വര്‍ഷം ഓണത്തിന് പുറത്തിറങ്ങിയ ജിമിക്കി കമ്മലായിരുന്നു ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡിങ്ങായി മാറിയിരുന്നത്. ലോകം മുഴുവനും പാട്ട് വൈറലായിരുന്നു. ഇപ്പോള്‍ മാണിക്യ മലരായ പൂവി ജിമിക്കി […] മണിക്കൂറില്‍ എട്ട് വീതം ഇതുവരെ ശ്രീനിവാസന്‍ വായിച്ച തിരക്കഥളുടെ എണ്ണം കുറത്തിയാടൻ ഷോർട്ട് മൂവി അവാർഡ്സ് – നോമിനേഷനുകൾ ക്ഷണിക്കുന്നു പീജിയൻസ് മീഡിയ നെറ്റ് വർക്ക് 2020 – 21 ലെ ഹ്രസ്വ ചിത്രങ്ങൾക്കായുള്ള കുറത്തിയാടൻ പുരസ്‌ക്കാരങ്ങൾക്ക് നോമിനേഷനുകൾ ക്ഷണിക്കുന്നു. കവി, എഴുത്തുകാരൻ, മനുഷ്യാവകാശ പ്രവർത്തകൻ, ഗാനരചയിതാവ്, മാധ്യമ […] അഭിനയ സാമ്രാട് നെടുമുടി വേണു ഇനി ഓർമ്മയായി തിരുവനന്തപുരം നടൻ നെടുമുടിവേണു അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. ഉദരസബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു ദിവസമായി […] ആദ്യത്തെ കൺമണിയ്ക്കായി തയ്യാറെടുത്ത് അനുഷ്കയും കോലിയും? ക്ലിനിക്കിൽ നിന്നുള്ള ചിത്രം പുറത്ത്.. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുളള താരമാണ് അനുഷ്ക ശർമയും വിരാട് കോലിയും. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച വിവാഹമായിരുന്നു […] ഒരുമിച്ചിരിക്കാന്‍ സമയം കിട്ടുന്നില്ല; ശ്രുതി ഹസനും മിഷേലും പിരിയാന്‍ കാരണം? സിനിമാ ലോകത്ത് ചില ഞെട്ടിയ്പ്പിക്കുന്ന പ്രണയ പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രുതി ഹസന്റെയും മിഷേലിന്റെയും പ്രണയവും. തമിഴ് സിനിമാ പ്രേമികള്‍ ഏറെ […] സായി പല്ലവി അഭിനയമികവിന്റെ ശാലീന സൗന്ദര്യം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വേഷങ്ങളും വിനോദ കഥാപാത്രങ്ങളും വരുമ്പോൾ സൗത്ത് സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം […] നാഗചൈതന്യയുടെ പേര് ടാറ്റുവാക്കി സാമന്ത! ഭര്‍ത്താവാണ് എന്റെ ലോകമെന്ന് താരം! ആ രഹസ്യവും പരസ്യമായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിവാഹത്തോടെ സാമന്ത […] രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ച് ദീപിക! പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് […] മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍ സ്‌ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ […] ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു. ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്. പാപങ്ങളിലേക്കു കാലിടറി വീഴാതെ, നന്മയുടെ പച്ചതുരുത്തുകള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തി, റമളാന്‍ നല്‍കിയ പുതു ചൈതന്യം എല്ലാവര്‍ക്കും എല്ലാക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ. സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം. പെരുന്നാള്‍ ദിനത്തില്‍ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്‍കുന്ന സന്ദേശം. പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ നമുക്ക് സാധിക്കണം. നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഈ വേളയില്‍ നാം തയ്യാറാവുക. വ്രത ശുദ്ധിയില്‍ കരസ്ഥമാക്കിയ ഊര്‍ജ്ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ. ഏവര്‍ക്കും ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കോഴിക്കോട് ഖാസി) കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം ജാവാദ്വീപിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച സംഭവം: 13 പേര്‍ മരിച്ചു, അമ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റു ‘എനിക്ക് എന്റെ സ്വത്വമില്ലാതെ ജീവിക്കാന്‍ പറ്റില്ല’: അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ പറ്റി അറിയില്ലായിരുന്നുവെന്ന് ബിനീഷ് എക്സ് എകുവെറിൻ സൈനികാഭ്യാസം ഇന്ത്യൻ സൈന്യം മാലിദ്വീപിലേക്ക് ‘സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും, നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്’: ബിനീഷ് കോടിയേരി ആളൊഴിഞ്ഞ ക്ലാസ്സ്‌മുറിയിൽ വച്ച് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു എറണാകുളത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 5000 കടന്നു; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Also Read: പ്രസ്‌താവന വളച്ചൊടിച്ച് മുഖ്യമന്ത്രി എൻഎസ്എസിനോടും നേതൃത്വത്തോടും ശത്രുത വളർത്തുകയായിരുന്നു; സമരസപ്പെടാതെ സുകുമാരൻ നായർ യു.കെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ (114 സൗത്ത് ആഫ്രിക്ക (8 ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍ഗോഡ് 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 35 -കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുരോഹിതൻ അറസ്റ്റിൽ എക്കാലവും അവരുടെ അടിമകൾ ആയിരിക്കുമെന്നാണ് അവർ കരുതിയത്, എനിക്ക് അഭിപ്രായം പറയാൻ നിരവധി മാധ്യമങ്ങളുണ്ട്; കങ്കണ ജാവാദ്വീപിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച സംഭവം: 13 പേര്‍ മരിച്ചു, അമ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റു ആളൊഴിഞ്ഞ ക്ലാസ്സ്‌മുറിയിൽ വച്ച് വിദ്യാർത്ഥിനിയെ ലൈംഗികപീഡനത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബ് എന്ന് എംഎം മണി പറയുന്നു, മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ: പിജെ ജോസഫ് സഹകരണാശുപത്രിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരന്‍ ജാവാദ്വീപിലെ സെമേരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച സംഭവം: 13 പേര്‍ മരിച്ചു, അമ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റു ‘എനിക്ക് എന്റെ സ്വത്വമില്ലാതെ ജീവിക്കാന്‍ പറ്റില്ല’: അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ പറ്റി അറിയില്ലായിരുന്നുവെന്ന് ബിനീഷ് എക്സ് എകുവെറിൻ സൈനികാഭ്യാസം ഇന്ത്യൻ സൈന്യം മാലിദ്വീപിലേക്ക് ‘സത്യത്തിന്റെ ഒരു കൊടുങ്കാറ്റ് വീശും, നുണക്കൂമ്പാരങ്ങള്‍ക്കിടയിലൂടെയാണ് കടന്നുപോവുന്നത്’: ബിനീഷ് കോടിയേരി കുട്ടികളും അപസ്മാരവും തലച്ചോറിൽ പെട്ടെന്നും അമിതമായും ഉണ്ടാവുന്ന വെത്യാസങ്ങൾ കൊണ്ട് പുറത്തേക്ക് കാണുന്ന ലക്ഷണങ്ങളെയാണ് അപസ്മാരം എന്ന് പറയുന്നത്. വളരെ പ്രാചീനമായ ഒരു അസുഖമാണെങ്കിലും ഇന്നും ധാരാളം തെറ്റ ചില ഗർഭനിരോധന മാർഗ്ഗങ്ങൾ ചില ആന്റി-അപസ്മാരം മരുന്നുകൾ (എഇഡി) കഴിക്കുന്ന സ്ത്രീകൾക്ക് ഗർഭം തടയുന്നതിൽ ഫലപ്രദമല്ല. കാരണം, ചില എഇഡികൾ (എൻസൈം-പ്രേരിപ്പിക്കുന്ന എഇഡികൾ) ഗർഭനിരോധന മാർഗ്ഗങ്ങൾ എത്ര നന്നായി പ് ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. ഹെർബൽ എന്നത് ചെടികളുടെ പേരുകളും വിവരണങ്ങളും അടങ്ങുന്ന ഒരു ഗ്രന്ഥമാണ്. സസ്യങ്ങളുടെ ഔഷധം, ടോണിക്, പാചകം, വിഷലിപ്തത, ഹാലുസിൻറററി, ആരോമാറ്റിക്, അല്ലെങ്കിൽ മാന്ത്രിക ശക്തികൾ, അവയുമായി ബന്ധപ്പെട്ട നാടോടിക്കഥകൾ എന്നിവയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.[1][2]സസ്യങ്ങളെക്കുറിച്ച് വിവരിക്കുന്നതനുസരിച്ച് ഔഷധങ്ങളെ തരംതിരിക്കാം.[3]ഹെർബൽ ശീതീകരണത്തിനായുള്ള പാചകക്കുറിപ്പുകൾ, ടിൻക്ചറുകൾ, സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നവയ്ക്ക് പുറമേ മൃഗങ്ങളിൽ നിന്നും ലവണങ്ങളിൽ നിന്നും ലഭിക്കുന്ന ഔഷധങ്ങളും ഇതിൽ ഉൾപ്പെടുന്നു. സസ്യങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നവിധത്തിൽ ഔഷധങ്ങളെ ചിത്രീകരിച്ചിട്ടുണ്ട്.[4] പുരാതന ഈജിപ്ത്, ചൈന, ഇന്ത്യ, യൂറോപ്പ് [5]എന്നിവിടങ്ങളിൽ വച്ച് നിർമിച്ച ആദ്യത്തെ സാഹിത്യമാണ് ഹെർബൽസ്. ചൈനയിലും യൂറോപ്പിലും അച്ചടിക്കുന്ന ആദ്യ പുസ്തകവും ഹെർബൽസാണ്.പടിഞ്ഞാറൻ യൂറോപ്പിൽ രണ്ട് നൂറ്റാണ്ടുകാലം ഹെർബൽ മൂവബിൾ ടൈപ്പ് ആയി (1470-1670) പരിചയപ്പെടുത്തിയിരുന്നു 6] പതിനേഴാം നൂറ്റാണ്ടിൽ, ആധുനിക രസതന്ത്രം, ടോക്സിക്കോളജി, ഫാർമകോളജി എന്നിവയുടെ ഉദയം ക്ലാസിക്കൽ ഔഷധത്തിന്റെ ഔഷധമൂല്യം കുറച്ചു. ബൊട്ടാണിക്കൽ പഠനത്തിനും പ്ലാന്റ് ഐഡന്റിഫിക്കേഷൻ സസ്യത്തിനുമുള്ള അവലംബങ്ങൾ ഒരു പ്രത്യേക മേഖലയിൽ വളരുന്ന ഫ്ലൂറസ്-സിസ്റ്റമാറ്റിക് അക്കൌണ്ടുകൾ ഉപയോഗിച്ച് ശാസ്ത്രീയമായി കൃത്യതയുള്ള ബൊട്ടാണിക്കൽ വിവരണങ്ങളും വർഗ്ഗീകരണങ്ങളും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തി.[7]20-ാം നൂറ്റാണ്ടിലെ കഴിഞ്ഞ പതിറ്റാണ്ടുകൾ മുതൽ പാശ്ചാത്യ ലോകത്ത് ഹെർബൽസ് ഹെർബലിസത്തിനും അനുബന്ധ വിഷയങ്ങൾക്കും (ഹോമിയോപ്പതിയും അരോമാതെറാപ്പിയും പോലുള്ളവ) വളരെ ലളിതമായ ഒരു പുനരുജ്ജീവനമാണ് കാണുന്നത് 8] ഹെർബൽ എന്ന വാക്ക് മധ്യകാലഘട്ടത്തിലെ ലാറ്റിന ഹെർബലിസ് ബുക്ക് ഓഫ് ഹെർബൽസ് ൽ നിന്നുമാണ് നിർവ്വചിക്കപ്പെട്ടത്. പൂക്കളെക്കുറിച്ചുള്ള ഒരു പദമായ ഫ്ലോറിലെജിയം എന്ന പദത്തിന് വിപരീതമായി ഇത് ഉപയോഗിക്കാറുണ്ട്.[9] അവയുടെ ഔഷധപ്രാപ്തിയെക്കാൾ അവയുടെ സൌന്ദര്യത്തിനും ഉപയോഗത്തിനും പ്രാധാന്യം നൽകുന്നു 10]അച്ചടിച്ച ഹെർബലിൽ എഴുത്ത് കണ്ടുപിടിക്കുന്നതിനു മുൻപുതന്നെയുള്ള പരമ്പരാഗത വൈദ്യം, ഹെർബൽ വിജ്ഞാനം എന്നിവയെക്കുറിച്ചുള്ള മിക്ക വിവരങ്ങളും കാണുന്നു.[11]അച്ചടിക്കുന്നതിനു മുമ്പുതന്നെ സസ്യങ്ങൾ കൈയെഴുത്തുപ്രതികളായി നിർമ്മിക്കപ്പെട്ടു, അവ ചുരുളുകൾ അല്ലെങ്കിൽ അയഞ്ഞ ഷീറ്റുകൾ, അല്ലെങ്കിൽ കോഡുകൾ എന്നിവയിൽ സൂക്ഷിച്ചിരുന്നു 12]ആദ്യ കൈയ്യെഴുത്ത് സസ്യങ്ങളെ ചിത്രങ്ങളും ചിത്രരചനകളും ഉപയോഗിച്ച് പലപ്പോഴും ചിത്രീകരിച്ചിരിക്കുന്നു. മറ്റു കൈയെഴുത്തുപ്രതികൾ പോലെ, ഔഷധങ്ങൾ പ്രൊഫഷണൽ ശാസ്ത്രികൾ അല്ലെങ്കിൽ വായനക്കാർ സ്വയം ആവർത്തിച്ച് പകർത്തി. ഒരു പകർപ്പ് സൃഷ്ടിക്കുന്നതിനിടയിൽ പകർത്തിയയാൾ പലപ്പോഴും ഉള്ളടക്കം പരിഭാഷപ്പെടുത്തുകയും, വിപുലീകരിക്കാനും, സ്വീകരിക്കാനും, പുനർക്രമീകരിക്കാനും ശ്രമിച്ചിരുന്നു. യഥാർത്ഥ ഹെർബൽ നഷ്ടപ്പെടുയും പല പേരുകളും പിന്നീടുള്ള പകർപ്പുകൾ മാത്രമാണ്. മറ്റുള്ളവ മറ്റ് ഗ്രന്ഥങ്ങളുടെ റഫറൻസിലൂടെ മാത്രമാണ് അറിയപ്പെട്ടിരുന്നത്.[13][14] പ്രിന്റ് സൗകര്യം ലഭ്യമാകുമ്പോൾ അത് പച്ചമരുന്നുകൾ പ്രസിദ്ധീകരിക്കാനായി ഉപയോഗിച്ചു. അത് ആദ്യമായി ഇൻകുനാബുല എന്ന് അറിയപ്പെട്ടു. യൂറോപ്പിൽ, 1475-ൽ വുഡ് കട്ട് (xylograph) ചിത്രങ്ങളുള്ള ആദ്യം അച്ചടിച്ച ഹെർബൽ, പൂച്ച് ഡെർ നാറ്റുർ കോൺറാഡിലെ മെഗൻബർഗിൽ പ്രത്യക്ഷപ്പെട്ടു.[15]മെറ്റൽ-കൊത്തിയെടുത്ത ഫലകങ്ങൾ ആദ്യമായി 1580 ലാണ് ഉപയോഗിച്ചിരുന്നത് 16]വുഡ് കട്ട്, മെറ്റൽ കൊത്തുപണികൾ അനിശ്ചിതമായി പുനർനിർമ്മിക്കപ്പെട്ടതിനാൽ അവ പ്രിന്ററുകൾക്കിടയിൽ വ്യാപാരം ചെയ്യപ്പെട്ടു. അതിനാൽ ചിത്രങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുകയും ഗുണനിലവാരത്തിൽ മെച്ചപ്പെടുകയും ചെയ്തു എന്നാൽ ആവർത്തന പ്രവണതയിലേയ്ക്ക് നയിച്ചിരുന്നു.[17] ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളും ആദ്യ അച്ചടിമാതൃകകളും ചില ഉദാഹരണങ്ങൾ പോലെ ഗവേഷകർ റോമിലെ വത്തിക്കാൻ ലൈബ്രറി, ഓക്സ്ഫോർഡ് ബാഡ്ലിയൻ ലൈബ്രറി, വിൻസറിലെ റോയൽ ലൈബ്രറി, ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി എന്നീ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൂടെ ചിതറിക്കിടക്കുന്ന സസ്യങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നു. Herbal എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണുകളാണ് ജിയോ ഫോൺ 2 എന്ന ഫോണുകൾ .ഈ ഫോണുകളിൽ 4ജി സപ്പോർട്ട് അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഒരു മികച്ച ഓഫർ ആണ് ഈ ഫോണുകൾക്ക് ജിയോ നല്കയിരിക്കുന്നത് .EMI ഓപ്‌ഷനുകൾ വഴി ഈ ഫോണുകൾ ഇപ്പോൾ വെറും 141 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 155 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1GB per day ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനിറ്റും കോളുകളും ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലാഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസ്സേന 100 sms ജിയോ ആപ്ലികേഷനുകൾ (Complimentary subscription) ലഭിക്കുന്നത് . ജിയോ എത്തി ദിവസ്സവും 3ജിബി ഡാറ്റ 365 ദിവസ്സത്തേക്കു ആമസോണിൽ ഇന്ന് ഈ 5 ഉത്പന്നങ്ങൾ ഓഫറിൽ വാങ്ങിക്കാം SBI ഉപഭോക്താവാണോ ;എങ്കിൽ ഇതാ ഈ അറിയിപ്പ് ശ്രദ്ധിക്കുക 300 രൂപയ്ക്ക് 50ജിബി ഡാറ്റ ;എയർടെൽ പുതിയ പ്ലാനുകൾ ഈ വില പ്രതീക്ഷിച്ചോ ;ഇന്ത്യയിൽ റെഡ്മി 5ജി ഫോൺ എത്തിച്ചു ജിയോ എത്തി ദിവസ്സവും 3ജിബി ഡാറ്റ 365 ദിവസ്സത്തേക്കു ആമസോണിൽ ഇന്ന് ഈ 5 ഉത്പന്നങ്ങൾ ഓഫറിൽ വാങ്ങിക്കാം SBI ഉപഭോക്താവാണോ ;എങ്കിൽ ഇതാ ഈ അറിയിപ്പ് ശ്രദ്ധിക്കുക 300 രൂപയ്ക്ക് 50ജിബി ഡാറ്റ ;എയർടെൽ പുതിയ പ്ലാനുകൾ ഇതാണ് അവസരം ;BSNL 4ജി എത്തുന്ന സമയം പ്രഖ്യാപിച്ചു 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2017 ലെ സ്മാർട്ട് ഫോണുകൾ കിടിലൻ 5 സ്മാർട്ട്‌ ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും 2016 -ലെ മികച്ച 10 അന്ട്രോയിട് സ്മാർട്ട്‌ ഫോണുകൾ 7000 രൂപയിൽ താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 12000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ മികച്ച സാംസങ്ങ് സ്മാർട്ട് ഫോണുകൾ ഇവിടെ നിന്നും വാങ്ങിക്കാം ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു യു.ഡി.എഫിെൻറ ഉരുക്കുകോട്ടയായ എറണാകുളത്ത് ഇത്തവണയും അത്ഭുതങ്ങൾക്ക് ഇടമില്ല. ക്രൈസ്തവ സഭകളും എം.എൽ.എമാരുടെ മികവും പ്രധാന ചർച്ചാവിഷയമായ ജില്ലയിൽ വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളിലും ട്വൻറി ട്വൻറിയാണ് സജീവ ചർച്ച. ബി.ജെ.പിയും ട്വൻറി ട്വൻറിയും അപ്രതീക്ഷിതമായി പിടിക്കുന്ന വോട്ടുകൾ മാത്രമല്ല, പ്രതീക്ഷിച്ച വോട്ട് പിടിക്കാതിരിക്കുന്നതും അഞ്ച് മണ്ഡലങ്ങളിലെങ്കിലും നിർണായകമാവും. യാക്കോബായ സഭക്ക് സ്വാധീനമുള്ള അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം തുടങ്ങി ആറ് മണ്ഡലങ്ങൾ ജില്ലയിലുണ്ട്. എറണാകുളം, കൊച്ചി, വൈപ്പിൻ, പറവൂർ മണ്ഡലങ്ങളിൽ ലാറ്റിൻ കാത്തലിക് വോട്ടുകൾ നിർണായകമാണ്. സർക്കാറിെൻറ ഭരണ നേട്ടങ്ങളും കോട്ടങ്ങളും മറ്റ് ഘടകങ്ങളും അനുകൂലമായാൽ സഭയുടെ േവാട്ടുകൂടി ലഭിച്ചാൽ വിജയം ഉറപ്പെന്നതാണ് അവസ്ഥ. എറണാകുളം മണ്ഡലത്തിൽ സഭക്കു കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ രംഗത്തിറക്കി എൽ.ഡി.എഫിന് പതിവില്ലാത്തവിധം മത്സരവീര്യമുണ്ടാക്കാനായിട്ടുണ്ടെങ്കിലും വിജയത്തിലെത്തുമെന്ന് സൂചനയില്ല. തൃക്കാക്കരയിൽ പി.ടി തോമസ് എന്ന കരുത്തനായ യു.ഡി.എഫ് സ്ഥാനാർഥിയെ തളക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞെങ്കിലും എൽ.ഡി.എഫിലെ പുതുമുഖം ഡോ. ജെ. ജേക്കബിന് അതിലപ്പുറം പോകാൻ കഴിയുമോയെന്ന് കണ്ടറിയണം. ആലുവയിൽ മുൻ യു.ഡി.എഫ് എം.എൽ.എയുടെ മക‍െൻറ ഭാര്യയെ സ്ഥാനാർഥിയാക്കി ഞെട്ടിച്ച ഇടതു മുന്നണിക്ക് പേക്ഷ വിജയം അത്ര അടുത്തല്ല. യാക്കോബായ സഭയുടെ വോട്ട് ഇടത്തേക്ക് ചാഞ്ഞാലും പിറവം കോട്ട പൊട്ടിച്ച് യു.ഡി.എഫിലെ അനൂപ് ജേക്കബിനെ പരാജയപ്പെടുത്താൻ പ്രയാസമാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിെൻറ സിന്ധുമോൾ ജേക്കബാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പുതുമുഖമായ എൽ.ഡി.എഫിലെ എം.ടി. നിക്സൻ ശക്തനായ എതിരാളിയാണെങ്കിലും പറവൂരിൽ വി.ഡി സതീശന് വെല്ലുവിളിയായിട്ടില്ല. ഫലം പ്രവചിക്കാനാവാത്ത വിധം കടുത്ത പോരാട്ടമാണ് ജനതാദളിലെ ജോസ് തെറ്റയിലും നിലവിലെ എം.എൽ.എ റോജി എം. ജോണും തമ്മിൽ അങ്കമാലിയിൽ. കേരള കോൺഗ്രസ് എം സ്ഥാനാർഥി വെല്ലുവിളി ഉയർത്തുന്ന പെരുമ്പാവൂരിൽ വിജയിക്കാൻ യു.ഡി.എഫിെൻറ എൽദോസ് കുന്നപ്പിള്ളിക്ക് ജനപ്രിയ എം.എൽ.എ പ്രതിച്ഛായ മാത്രം മതിയാവില്ല. യാക്കോബായ, കാത്തലിക് വോട്ടുകൾ നിർണായകമാണിവിടെ. യാക്കോബായ വോട്ടുകൾ നിർണായകമായ മൂവാറ്റുപുഴയിൽ നിലവിലെ എൽ.ഡി.എഫ് എം.എൽ.എയുടെ വികസന നേട്ടവും കോട്ടവും പ്രധാന ചർച്ച വിഷയമാണ്. യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തെപോലെ യാക്കോബായ വോട്ടുകളുടെ വിഹിതവും മികച്ച എം.എൽ.എ എന്ന പ്രതിച്ഛായയും ജനകീയതയും ചേർന്നാൽ കോതമംഗലത്ത് എൽ.ഡി.എഫിന് ജയിച്ചുകയറാമെങ്കിലും നാട്ടുകാരൻ തന്നെയായ യു.ഡി.എഫ് എതിരാളിക്കും വിജയത്തിലേക്കുള്ള ദൂരം തുല്യം. ധീവരനായ എൻ.ഡി.എ സ്ഥാനാർഥിക്ക് പോേയക്കാവുന്ന ഇടത് വോട്ടുകളാണ് വിജയം ഉറപ്പിക്കുേമ്പാഴും വൈപ്പിനിൽ എൽ.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലെ ഇടത് എം.എൽ.എ മത്സരിക്കുന്ന െകാച്ചി മണ്ഡലത്തിൽ മൂന്നാം കക്ഷികൾ പിടിക്കുന്ന വോട്ടും അടിയൊഴുക്കുകളുമാവും വിധി നിർണയിക്കുക. കോവിഡ് സ്ഥിരീകരിച്ചതോടെ യു.ഡി.എഫ് സ്ഥാനാർഥി ടോണി ചമ്മിണി പ്രചാരണത്തിൽനിന്ന് വിട്ടു നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് ചൂടിൽ തിളച്ചുമറിയുന്ന കളമശ്ശേരിയെന്ന യു.ഡി.എഫ് കോട്ട ഇളക്കിമറിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. അട്ടിമറിയും അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്ന മണ്ഡലത്തിലെ വിധിയറിയാൻ വോട്ടെണ്ണൽ വരെ കാത്തേ പറ്റൂ. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ കുന്നത്തുനാട്ടിൽ ട്വൻറി ട്വൻറി പിടിക്കുന്ന വോട്ടുകളും കടുത്ത മത്സരം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബി.ജെ.പി വോട്ടുകളുമാവും വിജയഗതി നിർണയിക്കുക. കഴിഞ്ഞ തവണ 29,000 ലേറെ വോട്ടുകൾ നേടിയ ബി.ജെ.പിക്ക് അത് നിലനിർത്താനാവാതെ വരുകയും യു.ഡി.എഫിൽ പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകൾക്ക് തടയിടാനും കഴിഞ്ഞാൽ വിജയം യു.ഡി.എഫിനൊപ്പമാകും. എറണാകുളം, ആലുവ, പറവൂർ, അങ്കമാലി, പിറവം, തൃക്കാക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് നേരിയ മുൻതൂക്കം പുലർത്തുേമ്പാൾ വൈപ്പിൻ, കൊച്ചി, കോതമംഗലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് മേൽെക്കെ. കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പെരുമ്പാവൂർ മണ്ഡലങ്ങൾ പ്രവചനാതീതം. എങ്കിലും നിശ്ശബ്ദ വോട്ടർമാരുടെ തീരുമാനവും അടിയൊഴുക്കുകളുമാകും അന്തിമ വിധി നിർണയിക്കുക. തിരൂര്‍ ബ്ലോക്കിലെ 60 ബൂത്തുകളില്‍ വോട്ടെടുപ്പ് മുടങ്ങി തിരൂര്‍: തിരൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ 60 ബൂത്തുകളില്‍ വോട്ടെടുപ്പുയന്ത്രം കേടായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി. വെട്ടം പഞ്ചായത്തില്‍ 10, മംഗലത്ത് 12, തലക്കാട്ട് 8, പുറത്തൂരില്‍ 10, തൃപ്രങ്ങോട്ട് 13, തിരുനാവായയില്‍ 7 ബൂത്തുകളിലാണ് യന്ത്രം തകരാറിലായത്. ഇതില്‍ 54 കേന്ദ്രങ്ങളില്‍ പുതിയ യന്ത്രം കൊണ്ടുവന്നും വോട്ടുചെയ്യാനുള്ള സമയം നീട്ടിനല്‍കിയും പ്രശ്‌നം പരിഹരിച്ചു. വെട്ടം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ ഒന്നാംബൂത്ത്, രണ്ടാംബൂത്ത്, 13-ാം വാര്‍ഡിലെ ഒന്നാംബൂത്ത്, ഏഴാംവാര്‍ഡിലെ ഒന്നാംബൂത്ത് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി മുടങ്ങി. പുറത്തൂര്‍ പഞ്ചായത്തില്‍ പണ്ടായി എസ്.എസ്.എ ബദല്‍സ്‌കൂള്‍, എടക്കനാട് ജി.എം.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടന്നില്ല. മാധ്യമരംഗം അനുദിനം മാറ്റത്തിന്റെ കുതിപ്പിൽ എം.ടി. വാസുദേവൻ നായർ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിലും നിപ വൈറസ് ബോധവത്കരണം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. Horoscope Today November 26, 2021: ഇന്നത്തെ ചാന്ദ്ര വിന്യാസങ്ങൾ പഴങ്ങൾക്കും വേരില്‍ നിന്നുള്ള വിളകൾക്കും അനുകൂലമാണ്. ആലോചിച്ചു നോക്കൂ, പാചകക്കാരുടെ കാര്യവും ഇതുതന്നെ. ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും കാരറ്റും മാമ്പഴവും യോജിപ്പിക്കുന്ന ഒരു നല്ല പാചകത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയില്ല, പക്ഷേ ഒന്ന് ഉണ്ടായിരിക്കണം. ചിലപ്പോൾ ജ്യോതിഷം ഉത്തരം നൽകുന്നതിനേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. ഉത്തരം ലഭിക്കാൻ ഇനിയും ചോദ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ തെറ്റായ ദിശയിലായിരിക്കാം നോക്കുന്നത്. എതിരെ ചിന്തിക്കാന്‍ ശ്രമിക്കുക. ഞാൻ ഉദ്ദേശിക്കുന്നത്, പരിഹാരങ്ങൾ ഏറ്റവും സാധ്യതയില്ലാത്ത മേഖലകളിലായിരിക്കാം. ഇടവം രാശി (ഏപ്രിൽ 21 – മേയ് 21) ചാന്ദ്ര മാസത്തിലെ നിലവിലെ ഘട്ടം അൽപ്പം പിരിമുറുക്കം നിറഞ്ഞതാണ്. എന്നാൽ അന്ത്യത്തില്‍ കാര്യങ്ങൾ എത്ര നന്നായി മാറുമെന്ന് നിങ്ങൾ ആശ്ചര്യപ്പെടും. നിങ്ങളുടെ മുഴുവൻ സമീപനവും വൈകാതെ തെളിയിക്കപ്പെടും. ഒരുപക്ഷേ നിങ്ങൾ എത്രത്തോളം ശരിയാണെന്ന് കുട്ടികളോ ചെറുപ്പക്കാരോ മനസിലാക്കുമ്പോള്‍. മിഥുനം രാശി (മേയ് 22 – ജൂൺ 21) നിങ്ങൾ ഇതുവരെ തിരിച്ചടികളില്‍ നിന്ന് പുറത്തു കടന്നിട്ടില്ല. അതിനാൽ ജാഗ്രത പാലിക്കുക. നിങ്ങള്‍ തൊഴില്‍മേഖലയിലാണോ വീട്ടിലാണോ പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് പറയാന്‍ സാധിക്കുന്നില്ല. പക്ഷേ അത് രണ്ടും ആകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നന്നായി സമ്പാദിച്ചതിന് ശേഷം വിശ്രമിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ശക്തമായ ഒരു പ്രതിബദ്ധത ഉപേക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23) സൂര്യനും വ്യാഴവും തമ്മിലുള്ള അതിശയകരമായ ബന്ധം സൂചിപ്പിക്കുന്നത് പരമോന്നത സർഗാത്മകതയുടെ ഒരു നിമിഷത്തെയാണ്. ഒരുപക്ഷേ സാമ്പത്തിക കാര്യങ്ങൾ, വിദേശ ബന്ധങ്ങൾ, ധാർമ്മിക ചോദ്യങ്ങൾ എന്നിവയെ ബാധിക്കും. വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് പരാമർശിക്കേണ്ടതില്ല. ഈ മേഖലകളിലെല്ലാം നേട്ടങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23) ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം വഴി ഇപ്പോൾ കൂടുതൽ വ്യക്തമാണെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഒരു സാമ്പത്തിക സാഹചര്യമോ മറ്റേതെങ്കിലും വ്യക്തിപരമായ കാര്യമോ ശരിയാക്കണമെങ്കിൽ കുറച്ച് സമയം ചിലവഴിക്കേണ്ടതുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ അല്ലെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചേക്കും. കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23) നിങ്ങൾ ശരിയായ പാതയിലാണ് എന്നത് ഉറപ്പാക്കണമെങ്കില്‍ അടുത്ത സുഹൃത്തുക്കളോട് ചോദിക്കുക. നിങ്ങൾ ജീവിക്കുന്ന അല്ലെങ്കിൽ ദിവസവും ജോലി ചെയ്യുന്ന ആളുകൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കണമെന്നില്ല. എങ്കിലും അവര്‍ എന്താണ്‍ അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23) നിങ്ങൾ ആശയക്കുഴപ്പത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. നിഗൂഢവും അജ്ഞാതവുമായ എല്ലാ കാര്യങ്ങൾക്കും ഗ്രഹങ്ങൾ അനുകൂലമായതിനാൽ ഇത് അങ്ങനെ തന്നെയാണ്. പാഴാക്കാന്‍ സമയമില്ല, കഠിനാധ്വാനം ചെയ്യുക. ഒരു പങ്കാളി ബിസിനസ് അല്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുകയാണെങ്കില്‍ അതിരുകൾ പുനർനിർവചിക്കാൻ നിങ്ങൾ നിർബന്ധിതരാകും. വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22) സംഭവിക്കുന്ന കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുക. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സ്വയം കഴിയും. സ്വന്തം നിലനില്‍പ്പിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ ഇടപെടില്ല. അത് പരിഹരിക്കാന്‍ അവരെ തന്നെ അനുവദിക്കും. നിങ്ങളെ പിടിച്ചു നിര്‍ത്താന്‍ ആരെയും അനുവദിക്കരുത്. ധനു രാശി (നവംബർ 23 – ഡിസംബർ 22) നിങ്ങൾ ആശയക്കുഴപ്പെത്തിലകപ്പെട്ടരിക്കുന്നു. പക്ഷെ ഇപ്പോള്‍ സുരക്ഷിതമായ സാഹചര്യത്തിലാണ് നിങ്ങളെന്ന് തോന്നുന്നു. ഭാവിയിലെ അഭിവൃദ്ധിക്കായി നിങ്ങള്‍ ചില പദ്ധതികള്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ട്. പെട്ടന്നുള്ള ലാഭം ലക്ഷ്യമാക്കരുത്. പ്രാഥമിക നിഗമനങ്ങള്‍ ചിലപ്പോള്‍ തിരിച്ചടിയായേക്കാം. മകരം രാശി (ഡിസംബർ 23 – ജനുവരി 20) നിങ്ങള്‍ക്ക് ഇത്രയും അനുയോജ്യമായ സമയം വളരെ അപൂര്‍വമായി മാത്രമെ ഉണ്ടായിട്ടുള്ളു. വസ്തതുതകളും അവയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്നും നിങ്ങള്‍ക്ക് അറിയാം. അതായത് നിങ്ങള്‍ എല്ലാവരേക്കാളും ഒരു പടി മുകളിലാണ്. നിങ്ങൾക്കാവശ്യമുള്ളത് പറയാനുള്ളതും ശരിയായ വഴി കണ്ടെത്താനുമുള്ള അവസരമാണിത്. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) സാമ്പത്തികമോ തൊഴിൽപരമോ ആയ കാര്യങ്ങളിൽ നിങ്ങൾ ഉടൻ തന്നെ ആദ്യ ഘട്ടത്തിലേക്ക് തിരിച്ചെത്തിയേക്കാം. യഥാർത്ഥത്തിൽ ഇതൊരു നല്ല കാര്യമാണ്, നിങ്ങളുടെ വൈകാരിക ജീവിതത്തിലേക്ക് മടങ്ങിയെത്താം. നിശ്ചയദാർഢ്യം ഉണ്ടായാല്‍ നിങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടാകും. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) നിങ്ങൾ ഒരു വൈകാരിക യാത്ര ആരംഭിക്കുകയും നിങ്ങളുടെ അഗാധമായ ഉദ്ദേശ്യങ്ങൾ അനാവരണം ചെയ്യുന്ന ഒരു പ്രക്രിയ ആസ്വദിക്കുകയും വേണം. അടുപ്പമുള്ള ആരെങ്കിലും നിങ്ങളുടെ ക്ഷമ പരീക്ഷിച്ചിട്ടുണ്ടാകാം, എന്നാൽ നിങ്ങൾ ഇനി ഈ കാര്യത്തിൽ വിഷമിക്കേണ്ടതില്ല. ആത്യന്തികമായി, മറ്റാരെങ്കിലും അവരെ സഹായിക്കുന്നതിന് മുമ്പ് അവർ സ്വന്തം പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്കയും നിക്കും – ചിത്രങ്ങൾ നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ് 4700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 മരണം എന്നോടാവാം, മകളോട് വേണ്ട; ആരാധ്യക്കെതിരെയുള്ള ട്രോളുകള്‍ സഹിക്കില്ലെന്ന് അഭിഷേക് Omicron ഒമിക്രോണ്‍: 11 രാജ്യങ്ങള്‍ ‘റിസ്‌ക്’ വിഭാഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ Omicron| കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും Horoscope Today October 19, 2021: ഊർജ്ജസ്വലനായ ചന്ദ്രൻ ഒരു ഊഷ്മളമായ ദിവസത്തിനു സജ്ജമാക്കുന്നു. തീർച്ചയായും നമ്മുടേതായ രീതിയിൽ നമ്മുക്ക് വിദൂര ലക്ഷ്യങ്ങളിലേക്ക് കാഴ്ച തിരിക്കാം. നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് ഉചിതമാണെന്നും ശരിയാണെന്നും എനിക്ക് തോന്നുന്നു, എല്ലാ ജ്യോതിഷ വിന്യാസങ്ങളും അതിനു കാരണമായി ഞാൻ എടുക്കും. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) സംശയത്തിന്റെ ഒരു തരി നിഴലുപോലുമില്ലാതെ, ഇത് മേട രാശിക്കാർക്ക് ഉത്‌കര്‍ഷേച്ഛ നിറഞ്ഞ സമയമാണ്. എന്നാൽ നിങ്ങളിൽ രണ്ടു പേരും ഒരേ ലക്ഷ്യം പങ്കിടുന്നവർ ആയിരിക്കില്ല. ഒരു കാര്യം ഉറപ്പാണ്, മറ്റുള്ളവരോടുള്ള ഉത്തരവാദിത്തങ്ങൾക്കും കടമകൾക്കും മുകളിൽ നിങ്ങളുടെ തനതായ അഭിലാഷങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഈ ആഴ്ചയിലെ വിജയം നേടാനാവുകയുള്ളു. ഇടവം രാശി (ഏപ്രിൽ 21 – മേയ് 21) എന്തുതന്നെ വെല്ലുവിളികൾ നിങ്ങൾ നേരിട്ടാലും, ഏത് അപകടങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും, ഒരു കാര്യം ഓർക്കുക. ഈ മാസത്തെ ബാക്കിയുള്ള ദിവസങ്ങളിൽ ഗ്രഹങ്ങൾ നിങ്ങളുടെ ഭാഗത്താണ്. ദീർഘകാല ഗ്രഹ സാധ്യതകളെക്കുറിച്ചാണെങ്കിൽ നിങ്ങളെപ്പോലെ കുറച്ച് ആളുകൾ ഭാഗ്യവാന്മാരാണ്, എല്ലാത്തിനുമുപരി, നിങ്ങൾ ഒരു വിപ്ലവത്തിന് തയ്യാറാണെങ്കിൽ. മിഥുനം രാശി (മേയ് 22 – ജൂൺ 21) നിലവിലെ സാമ്പത്തിക സങ്കീർണതകളിൽ നിന്നും രണ്ടു വഴിയാണ് ഉള്ളത്. ഒന്ന്, പരമ്പരാഗത രീതിയിൽ നിങ്ങൾക്ക് കാര്യങ്ങൾ നടത്താൻ ശ്രമിക്കാം. രണ്ടാമതായി, നിങ്ങളുടെ ഭാഗ്യങ്ങൾ മറ്റുള്ളവരെ ആശ്രയിച്ചാണെന്ന് നിങ്ങൾ മനസിലാക്കും, കൂട്ടായ പരിശ്രമങ്ങൾക്ക് നിങ്ങൾ മുൻഗണന നൽകുക. അവർക്കൊരു കൈ സഹായവും നിങ്ങൾക്ക് വാഗ്ദാനം ചെയ്യാം. കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23) സംഭവങ്ങൾ വളരെ വേഗത്തിൽ നീങ്ങുന്നു, ഇത് അടുത്ത മാസം വരെ ഇങ്ങനെ തുടരും. ഇതിൽ പ്രശ്‌നം എന്തെന്നാൽ സംഭവിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിനു പുറത്തായി തോന്നും. നിങ്ങൾ സത്യസന്ധനാണെങ്കിൽ കഴിഞ്ഞ പന്ത്രണ്ടു മാസത്തെ പ്രതിസന്ധികളുടെയും വിജയങ്ങളുടെയും വിത്ത് പാകിയത് നിങ്ങളാണെന്ന് കാണും. ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23) ഇന്നത്തെ പ്രധാന ഘടകം നിഗൂഢതകളും ആശയക്കുഴപ്പങ്ങളും സൃഷ്‌ടിക്കാനുള്ള ഗ്രഹങ്ങളുടെ ആഗ്രഹമാണ്, ഇത് നിങ്ങളെ ഏകാന്തതാ, ദാനം, ഭാവന, സ്വപ്‌നങ്ങൾ തുടങ്ങിയ ലൗകിക പ്രാധാന്യമുള്ളവയിൽ നിന്നും അകറ്റി നിർത്തും. അതിനാൽ ചില സ്ഥിര ചുമതലകളിൽ നിന്നും ബന്ധം വിട്ടു പോയതായി നിങ്ങൾക്ക് തോന്നും. കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23) നിങ്ങൾ പൊതുവെ ചെറിയ സംസാരങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാലും എത്ര അനുകൂലമാകാത്ത സാമൂഹിക സമ്പർക്കങ്ങൾ ആയാലും കഴിയുന്ന അത്ര ഇടപഴകാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ഉപദേശിക്കുന്നു. അങ്ങനെ, നിങ്ങൾക്ക് കാത്തിരിക്കാനായാൽ, മൂല്യവത്തായ എന്തെങ്കിലും ആ പുതിയ ബന്ധത്തിൽ നിന്നും ഉണ്ടാകും. തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23) വീട്ടിലെ ആഘോഷങ്ങളും കുടുംബപരമായ ഇടപെടലുകളും ഈ ആഴ്ച അനുകൂലമാണ്. ചിലത് ആനന്ദകരമായിരിക്കും, ചിലത് പരിഹാരിക്കാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള വിളി ആയിരിക്കും. അതിനു പിന്നാലെയാണ് നിങ്ങളെങ്കിൽ, ഓർക്കുക ഒരു ആഗ്രഹമുണ്ടെങ്കിൽ അതിലേക്ക് വഴിയുമുണ്ട്. മറ്റൊരു വാക്കിൽ, അതെല്ലാം നിങ്ങളെ സംബന്ധിച്ചാണ് ഇരിക്കുന്നത്. വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22) മികച്ചതും, അവബോധജന്യവും സാമാന്യജ്ഞാനവുമുള്ള ചാന്ദ്ര വശങ്ങൾ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കും. അതിന്റെ പ്രയോജനകരമായ പ്രാഭവം നിങ്ങളുടെ സഹജവാസനകളിൽ അനുഭവപ്പെടും, അത്തരം നിഗൂഢമായ വൃശ്ചികരാശി വികാരങ്ങളാണ് നിങ്ങളെ ജീവിതത്തിലെ നിരവധി ചെറിയ അപകടങ്ങളിലൂടെ നയിക്കുന്നത്. ധനു രാശി (നവംബർ 23 – ഡിസംബർ 22) സാമ്പത്തിക ആശങ്കകൾ ഇന്ന് വീണ്ടും ഉയർന്നു വരും, എന്നാൽ നിങ്ങളുടെ സാഹചര്യത്തിന് അനുകൂലമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചിരിക്കുന്നവരെ അത് കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കും. ഈ ആഴ്ചയിലെ പൊതുവായ സംഭവങ്ങൾ പിന്തുണ നൽകുന്നതാണ്, അതിനാൽ ഇപ്പോൾ മടിക്കരുത്. മകരം രാശി (ഡിസംബർ 23 – ജനുവരി 20) ചന്ദ്രൻ ശക്തമായ ഒരു സ്ഥാനം ഏറ്റെടുക്കുന്നു, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ അവബോധം മികച്ച നിലയിലാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു.ഇതിനു രണ്ട് അനന്തരഫലങ്ങളുണ്ട്. മറുവശത്ത്, പങ്കാളികളുടെ താത്പര്യം സംരക്ഷിക്കണം എന്ന വസ്തുതയിൽ നിങ്ങൾ വളരെ ലോല മനസുള്ളയാളായിരിക്കും. മറ്റൊരിടത്ത്, നിങ്ങളുടെ പ്രവർത്തനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാൻ നിങ്ങൾ വെല്ലുവിളിക്കപ്പെട്ടേക്കും. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) ഇത് വളരെ സജീവമായ ദിവസമാണ്, എല്ലാവർക്കും അവർക്ക് ആവുന്നതിനേക്കാൾ കൂടുതൽ വേണ്ടതായി തോന്നുന്നു. ഒരു അപ്രതീക്ഷിത തടസ്സം ഒരു ഏറ്റുമുട്ടലിനുള്ള വലിയ അപകടസാധ്യത ഉണ്ടാക്കുന്നു, എന്നാൽ വിചിത്രമായ രീതിയിൽ, ഏതെങ്കിലും യുക്തിരഹിതമായ വിയോജിപ്പിന്റെ അനന്തരഫലങ്ങൾ നിങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചയാകാം. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) ചന്ദ്രന്റെ സൃഷ്ടിപരമായ മാനങ്ങളാൽ സാമൂഹിക പ്രതിബദ്ധതകൾ ഗംഭീരമാകുന്നു. നിങ്ങൾ പുതിയ കൂട്ടായ്മയോ സാമൂഹിക ഉത്തരവാദിത്തങ്ങളോ തേടുകയാണെങ്കിൽ, നിങ്ങളുടെ യഥാർത്ഥ പങ്ക് നിങ്ങൾ കണ്ടെത്തും. ബാക്കിയുള്ളവർക്ക് ശരിയായ പാത കാണിക്കാൻ കഴിയുന്ന വ്യക്തിയാണ് നിങ്ങൾ. തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം വിവാഹ വാർഷികം ആഘോഷിച്ച് പ്രിയങ്കയും നിക്കും – ചിത്രങ്ങൾ നടൻ ബ്രഹ്മ മിശ്രയെ മരിച്ച നിലയിൽ കണ്ടെത്തി Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ് 4700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 മരണം എന്നോടാവാം, മകളോട് വേണ്ട; ആരാധ്യക്കെതിരെയുള്ള ട്രോളുകള്‍ സഹിക്കില്ലെന്ന് അഭിഷേക് Omicron ഒമിക്രോണ്‍: 11 രാജ്യങ്ങള്‍ ‘റിസ്‌ക്’ വിഭാഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ Omicron| കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും രാജാക്കാട്: നിർമാണം അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാർ കലുങ്കു നിർമാണം തടഞ്ഞു. ചെമ്മണ്ണാർ ഗ്യാപ് റോഡ് നിർമാണത്തിന്‍റെ ഭാഗമായുള്ള കലുങ്കുനിർമാണമാണ് നാട്ടുകാർ തടഞ്ഞത്. ബൈസണ്‍വാലി പഞ്ചായത്തിലെ നാല്പതേക്കർ കലുങ്ക് നിർമാണത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. റോഡിനേക്കാൾ വളരെ താഴെയായാണ് കലുങ്ക് നിർമിക്കുന്നതെന്നാണ് ആക്ഷേപം. വെള്ളമൊഴുക്ക് കൂടുന്പോൾ റോഡിലേക്ക് വെള്ളം കയറുകയും റോഡ് തകരുകയും ചെയ്യും. കലുങ്കിന് ഉയരവും വീതിയും കൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കരാറുകാർ ഇതംഗീകരിക്കാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് നിർമാണം തടഞ്ഞത്. മുരിക്കാശേരി കുളത്തിൽ വീണ് പിഞ്ചുബാലൻ മരിച്ചു. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ പെരുമറ്റത്തിൽ സജി ശില്പ ദന്പതികളുടെ മക ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യ പ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന 24 ഇടുക്കി ടൂറിസംപാക്കേജ് നടപ്പിലാക്കണം: ഏരിയ സമ്മേളനം ചെറുതോണി: ഇടുക്കി ടൂറിസം ട്രയാങ്കിൾ പദ്ധതി നടപ്പിലാക്കണമെന്ന് സിപിഎം ഇടുക്കി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക് കട്ടപ്പന: ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) വിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ അടിമാലി: പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് അടിമാലി ബ്ല തൊഴിലുറപ്പു പദ്ധതികൾ കാർഷിക മേഖലക്ക് പ്രാധാന്യം നൽകി നടപ്പാക്കണമെന്ന് രാജാക്കാട്: കാർഷിക മേഖലക്കും ക്ഷീരമേഖലക്കും പ്രാധാന്യം നൽകി തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണമെന്ന ആവശ്യ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം വർധിപ്പിക്കണം: കെസിവൈഎം കരിന്പൻ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വർധിപ്പിക്കണമെന്ന് കെസിവൈഎം ഇടുക് മൂന്നാർ: തദ്ദേശഭരണകൂടത്തിന്‍റെ നിർദേശങ്ങൾ പാലിക്കാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതായി ആക്ഷേപം. ഇരട്ടയാർ: കെട്ടിട നിർമാണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ ഉപേക്ഷിച്ചയാളിൽ നിന്നും ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് 5000 രൂപ എഴുകുംവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കണമെന്ന് എഴുകുംവയൽ: നെടുംങ്കണ്ടം, ഇരട്ടയാർ, പാന്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി എഴുകുംവയൽ കേന രാജകുമാരി: മുരിക്കുംതൊട്ടി മരിയഗൊരേത്തി പള്ളിയുടെ കിഴിലുള്ള പൂപ്പാറ വേളാങ്കണ്ണി മാത പള്ളിയിൽ അമലോത്ഭവ തിരുനാളിന കട്ടപ്പന: ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്‍ കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമല ദേവാലയത്തിൽ കോവിഡ് മൂലം നിർത്തി വച്ചിരുന്ന ആദ മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ സന്ദർശിച്ചു കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ തുറന്നുവിട്ടതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തി സാ തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി വാരാഘോഷത്തിന്‍റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം സംഘടിപ്പിച് ഡാം ഡീ കമ്മീഷൻചെയ്യണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ: സംസ്ഥാനത്തെ ആറുജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യാൻ നടപ തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ സമരം സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് യുഡിഎഫ് ജില്ലാ ച തൊടുപുഴ: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവ ലയണ്‍സ് ക്ലബ് കോവിഡ് റാലി നടത്തി തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ കോവിഡ് മഹാമാരിക്കെതിരെ ഒരു മഹായുദ്ധം എന്ന മുദ്രാവാക്യവുമായി ഡിസ്ട്രിക്ട് 318 സി കാളിയാർ: ലോക എയ്ഡ്സ് ദിനത്തിന്‍റെ ഭാഗമായി കാളിയാർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് സോഷ്യൽ വർക ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ തൊടുപുഴ: ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് തൊടുപ സെന്‍റ് ജോസഫ്സ് സ്കൂളിൽ സെമിനാർ നടത്തി പെരുന്പിള്ളിച്ചിറ: സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ സദ്ഗമയയുടെ നേതൃത്വത്തിൽ സ്കൂൾ ഹെൽത്ത് ക്ലബ് ഉദ്ഘാടനവും സെമിനാറും നടത തൊടുപുഴ: ജനദ്രോഹപരമായ മാസ്റ്റർപ്ലാൻ അടിച്ചേൽപ്പിച്ച ശേഷം ഇതിന്‍റെ പാപഭാരം മറ്റുള്ളവരുടെ മേൽ വച്ചുകെട്ടാനുള്ള മു തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിവാദം കൂടുതൽ കൊഴുക്കുന്നു. തൊടുപുഴ: പ്രതിപക്ഷ ജീവനക്കാരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കാനും ജീവനക്കാർക്കു ലഭിക്കേണ്ട അർഹമായ പ്രമോഷൻ ത തൊടുപുഴ: ഉദ്യോഗസ്ഥരുടെ പീഡനം മൂലം തൊടുപുഴയിലെ വ്യാപാരികൾ ബുദ്ധിമുട്ടുന്നതായി മർച്ചന്‍റ്സ് അസോസിയേഷൻ ആരോപിച ഇടുക്കി: അഞ്ചു ജില്ലകളിലായി 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർ തൊടുപുഴ: അശാസ്ത്രീയമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് ഈ ദുരിതത്തിന് അറുതിയില്ലേ? അക്കരെയിക്കരെ യാത്ര തോണിയിൽ തൊടുപുഴ: മഹാപ്രളയത്തിൽ തകർന്ന ഒളമറ്റം കന്പിപ്പാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം നിർമിക്കുമെന്ന വാഗ്ദാനം ചുവപ്പു നാ ഇനി കുരുക്കഴിയും കാഞ്ഞാർ പാലത്തിന് ആധുനിക നടപ്പാത കാഞ്ഞാർ: കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമിക്കാൻ മൂന്നു കോടിയുടെ എസ്റ്റിമേറ്റ് തയാറായി. തൊടുപുഴ-പുളിയൻമല, എ പ്രളയത്തിൽ തകർന്ന ചിറ്റൂർ-മടക്കത്താനം കന്പിപ്പാലം പുനർ നിർമിക്കാനും ഇതു വരെ നടപടിയുണ്ടായിട്ടില്ല. ഇടുക്കി-എറണാകു ജില്ലാ ഒളിന്പിക് ഗെയിംസ് സംഘാടകസമിതി രൂപീകരിച്ചു തൊടുപുഴ: ജില്ലാ ഒളിന്പിക് ഗെയിംസിന്‍റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടിപ്പർ പിന്നിലിടിച്ചു; നിയന്ത്രണം വിട്ട കാർ മറിഞ്ഞു മുട്ടം: ലോഡ് കയറ്റിവന്ന ടിപ്പർ പിന്നിലിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദന്പതികൾ പ തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ തൊടുപുഴ: വികസനത്തിന്‍റെ പേരു പറഞ്ഞു രൂപകൽപന ചെയ്ത ജനദ്രോഹപരമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കേ തൊടുപുഴ: ഓണ്‍ലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രേരിതമായി ഓഫീസ് അറ്റന്‍റർമാരുടെ പ്രമോഷൻ ക്വോ റിപ്പോർട്ട് തള്ളണം: അഗ്രി. അസിസ്റ്റന്‍റ്സ് അസോ. തൊടുപുഴ: കൃഷിവകുപ്പ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിഎസ് ഡേറ്റമേഷൻ കന്പനി തയാറാക്കിയ കരട് റിപ്പോർട്ട് ് തള്ളിക്ക തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിൽ കരിമണ്ണൂർ: മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ രണ്ടാം റീച്ച് പൂർത്തീകരിക്കണമെന്ന് സിപിഎം കരിമണ്ണൂർ ഏരിയ സമ്മേളനം പ്ര ഇടുക്കി: 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സന്പൂർണ കേൾവി കോക്ലിയർ ഇംപ്ലാന്‍റ് തൊടുപുഴ: സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെയും ജെസിഐ തൊടുപുഴ ടൗണിന്‍റെയും നേതൃത്വത്തിൽ എയ്ഡ്സ് ദിനമാചരിച്ചു. ബലൂണ തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയവും ജനോപകാര പ്രദമല്ലാത്തതുമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സ കരം അടയ്ക്കാനാവുന്നില്ല: ഭൂ ഉടമകൾ ദുരിതത്തിൽ തൊടുപുഴ: കാരിക്കോട് വില്ലേജിൽ മുനിസിപ്പൽ പ്രദേശത്തെ റീസർവേ നടപടികൾ പൂർത്തിയായെങ്കിലും ഇവിടെയുള്ള ഭൂമിക്ക് കരം ഉദ്ഘാടകയായി അന്ധവിദ്യാർഥി: ചടങ്ങ് വേറിട്ട അനുഭവമായി മുട്ടം: ശങ്കരപ്പിള്ളി സിബിഗിരി പളളിക്ക് എതിർവശത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഇടുക്കി ഗോൾഡ് ഹോട്ടലിന്‍റെ ഉദ്ഘാടനം നെടുങ്കണ്ടം: പട്ടയമില്ലാത്തതിനാൽ നെടുങ്കണ്ടം ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിൽ നിർമിച്ച വീട വിഷൻ അടിമാലി പദ്ധതിയുടെ നിർമാണം തുടങ്ങി അടിമാലി: അടിമാലി ടൗണിനെ കാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതിയുടെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. പ പെരുവന്താനം വെറ്ററിനറി ഡോക്ടറുടെ സേവനം ലഭിക്കാതെ പെരുവന്താനത്തെ കർഷകർ വലയുന്നു. മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ടെ തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടത്താൻ മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്ന് നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്താൻ മുൻ പഞ്ചായത്തു ഭരണസമിത തീക്കട്ടയിൽ ഉറുന്പ്! കോടതിയുടെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി റോഡു നിർമിച്ചു ഉപ്പുതറ: പീരുമേട്ടിൽ കോടതി സമുച്ചയത്തിനായി അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമിച്ചു. അഞ്ചു വർഷം മുന്പ മുരിക്കാശേരി കുളത്തിൽ വീണ് പിഞ്ചുബാലൻ മരിച്ചു. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ പെരുമറ്റത്തിൽ സജി ശില്പ ദന്പതികളുടെ മക ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യ പ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന 24 ഇടുക്കി ടൂറിസംപാക്കേജ് നടപ്പിലാക്കണം: ഏരിയ സമ്മേളനം ചെറുതോണി: ഇടുക്കി ടൂറിസം ട്രയാങ്കിൾ പദ്ധതി നടപ്പിലാക്കണമെന്ന് സിപിഎം ഇടുക്കി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക് കട്ടപ്പന: ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) വിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ അടിമാലി: പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് അടിമാലി ബ്ല തൊഴിലുറപ്പു പദ്ധതികൾ കാർഷിക മേഖലക്ക് പ്രാധാന്യം നൽകി നടപ്പാക്കണമെന്ന് രാജാക്കാട്: കാർഷിക മേഖലക്കും ക്ഷീരമേഖലക്കും പ്രാധാന്യം നൽകി തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണമെന്ന ആവശ്യ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം വർധിപ്പിക്കണം: കെസിവൈഎം കരിന്പൻ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വർധിപ്പിക്കണമെന്ന് കെസിവൈഎം ഇടുക് മൂന്നാർ: തദ്ദേശഭരണകൂടത്തിന്‍റെ നിർദേശങ്ങൾ പാലിക്കാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതായി ആക്ഷേപം. ഇരട്ടയാർ: കെട്ടിട നിർമാണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ ഉപേക്ഷിച്ചയാളിൽ നിന്നും ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് 5000 രൂപ എഴുകുംവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കണമെന്ന് എഴുകുംവയൽ: നെടുംങ്കണ്ടം, ഇരട്ടയാർ, പാന്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി എഴുകുംവയൽ കേന രാജകുമാരി: മുരിക്കുംതൊട്ടി മരിയഗൊരേത്തി പള്ളിയുടെ കിഴിലുള്ള പൂപ്പാറ വേളാങ്കണ്ണി മാത പള്ളിയിൽ അമലോത്ഭവ തിരുനാളിന കട്ടപ്പന: ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്‍ കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമല ദേവാലയത്തിൽ കോവിഡ് മൂലം നിർത്തി വച്ചിരുന്ന ആദ മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ സന്ദർശിച്ചു കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ തുറന്നുവിട്ടതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തി സാ തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി വാരാഘോഷത്തിന്‍റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം സംഘടിപ്പിച് ഡാം ഡീ കമ്മീഷൻചെയ്യണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ: സംസ്ഥാനത്തെ ആറുജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യാൻ നടപ തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ സമരം സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് യുഡിഎഫ് ജില്ലാ ച തൊടുപുഴ: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവ ലയണ്‍സ് ക്ലബ് കോവിഡ് റാലി നടത്തി തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ കോവിഡ് മഹാമാരിക്കെതിരെ ഒരു മഹായുദ്ധം എന്ന മുദ്രാവാക്യവുമായി ഡിസ്ട്രിക്ട് 318 സി കാളിയാർ: ലോക എയ്ഡ്സ് ദിനത്തിന്‍റെ ഭാഗമായി കാളിയാർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് സോഷ്യൽ വർക ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ തൊടുപുഴ: ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് തൊടുപ സെന്‍റ് ജോസഫ്സ് സ്കൂളിൽ സെമിനാർ നടത്തി പെരുന്പിള്ളിച്ചിറ: സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ സദ്ഗമയയുടെ നേതൃത്വത്തിൽ സ്കൂൾ ഹെൽത്ത് ക്ലബ് ഉദ്ഘാടനവും സെമിനാറും നടത തൊടുപുഴ: ജനദ്രോഹപരമായ മാസ്റ്റർപ്ലാൻ അടിച്ചേൽപ്പിച്ച ശേഷം ഇതിന്‍റെ പാപഭാരം മറ്റുള്ളവരുടെ മേൽ വച്ചുകെട്ടാനുള്ള മു തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിവാദം കൂടുതൽ കൊഴുക്കുന്നു. തൊടുപുഴ: പ്രതിപക്ഷ ജീവനക്കാരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കാനും ജീവനക്കാർക്കു ലഭിക്കേണ്ട അർഹമായ പ്രമോഷൻ ത തൊടുപുഴ: ഉദ്യോഗസ്ഥരുടെ പീഡനം മൂലം തൊടുപുഴയിലെ വ്യാപാരികൾ ബുദ്ധിമുട്ടുന്നതായി മർച്ചന്‍റ്സ് അസോസിയേഷൻ ആരോപിച ഇടുക്കി: അഞ്ചു ജില്ലകളിലായി 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർ തൊടുപുഴ: അശാസ്ത്രീയമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് ഈ ദുരിതത്തിന് അറുതിയില്ലേ? അക്കരെയിക്കരെ യാത്ര തോണിയിൽ തൊടുപുഴ: മഹാപ്രളയത്തിൽ തകർന്ന ഒളമറ്റം കന്പിപ്പാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം നിർമിക്കുമെന്ന വാഗ്ദാനം ചുവപ്പു നാ ഇനി കുരുക്കഴിയും കാഞ്ഞാർ പാലത്തിന് ആധുനിക നടപ്പാത കാഞ്ഞാർ: കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമിക്കാൻ മൂന്നു കോടിയുടെ എസ്റ്റിമേറ്റ് തയാറായി. തൊടുപുഴ-പുളിയൻമല, എ പ്രളയത്തിൽ തകർന്ന ചിറ്റൂർ-മടക്കത്താനം കന്പിപ്പാലം പുനർ നിർമിക്കാനും ഇതു വരെ നടപടിയുണ്ടായിട്ടില്ല. ഇടുക്കി-എറണാകു ജില്ലാ ഒളിന്പിക് ഗെയിംസ് സംഘാടകസമിതി രൂപീകരിച്ചു തൊടുപുഴ: ജില്ലാ ഒളിന്പിക് ഗെയിംസിന്‍റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടിപ്പർ പിന്നിലിടിച്ചു; നിയന്ത്രണം വിട്ട കാർ മറിഞ്ഞു മുട്ടം: ലോഡ് കയറ്റിവന്ന ടിപ്പർ പിന്നിലിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദന്പതികൾ പ തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ തൊടുപുഴ: വികസനത്തിന്‍റെ പേരു പറഞ്ഞു രൂപകൽപന ചെയ്ത ജനദ്രോഹപരമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കേ തൊടുപുഴ: ഓണ്‍ലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രേരിതമായി ഓഫീസ് അറ്റന്‍റർമാരുടെ പ്രമോഷൻ ക്വോ റിപ്പോർട്ട് തള്ളണം: അഗ്രി. അസിസ്റ്റന്‍റ്സ് അസോ. തൊടുപുഴ: കൃഷിവകുപ്പ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിഎസ് ഡേറ്റമേഷൻ കന്പനി തയാറാക്കിയ കരട് റിപ്പോർട്ട് ് തള്ളിക്ക തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിൽ കരിമണ്ണൂർ: മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ രണ്ടാം റീച്ച് പൂർത്തീകരിക്കണമെന്ന് സിപിഎം കരിമണ്ണൂർ ഏരിയ സമ്മേളനം പ്ര ഇടുക്കി: 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സന്പൂർണ കേൾവി കോക്ലിയർ ഇംപ്ലാന്‍റ് തൊടുപുഴ: സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെയും ജെസിഐ തൊടുപുഴ ടൗണിന്‍റെയും നേതൃത്വത്തിൽ എയ്ഡ്സ് ദിനമാചരിച്ചു. ബലൂണ തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയവും ജനോപകാര പ്രദമല്ലാത്തതുമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സ കരം അടയ്ക്കാനാവുന്നില്ല: ഭൂ ഉടമകൾ ദുരിതത്തിൽ തൊടുപുഴ: കാരിക്കോട് വില്ലേജിൽ മുനിസിപ്പൽ പ്രദേശത്തെ റീസർവേ നടപടികൾ പൂർത്തിയായെങ്കിലും ഇവിടെയുള്ള ഭൂമിക്ക് കരം ഉദ്ഘാടകയായി അന്ധവിദ്യാർഥി: ചടങ്ങ് വേറിട്ട അനുഭവമായി മുട്ടം: ശങ്കരപ്പിള്ളി സിബിഗിരി പളളിക്ക് എതിർവശത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഇടുക്കി ഗോൾഡ് ഹോട്ടലിന്‍റെ ഉദ്ഘാടനം നെടുങ്കണ്ടം: പട്ടയമില്ലാത്തതിനാൽ നെടുങ്കണ്ടം ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിൽ നിർമിച്ച വീട വിഷൻ അടിമാലി പദ്ധതിയുടെ നിർമാണം തുടങ്ങി അടിമാലി: അടിമാലി ടൗണിനെ കാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതിയുടെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. പ പെരുവന്താനം വെറ്ററിനറി ഡോക്ടറുടെ സേവനം ലഭിക്കാതെ പെരുവന്താനത്തെ കർഷകർ വലയുന്നു. മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ടെ തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടത്താൻ മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്ന് നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്താൻ മുൻ പഞ്ചായത്തു ഭരണസമിത തീക്കട്ടയിൽ ഉറുന്പ്! കോടതിയുടെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി റോഡു നിർമിച്ചു ഉപ്പുതറ: പീരുമേട്ടിൽ കോടതി സമുച്ചയത്തിനായി അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമിച്ചു. അഞ്ചു വർഷം മുന്പ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തൃശൂരിൽ വ്യാജ വൈദ്യൻ പിടിയിൽ ധനസഹായം വാഗ്ദാനം ചെയ്ത് പീഡനം; വീട്ടമ്മയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ കുട്ടനാട് വെള്ളപ്പൊക്കം: കേരള സർക്കാർ 10 പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കോണ്‍ഗ്രസ് നേതൃസ്ഥാനം ജന്മാവകാശമല്ല: പ്രശാന്ത് കിഷോർ സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തൃശൂരിൽ വ്യാജ വൈദ്യൻ പിടിയിൽ ധനസഹായം വാഗ്ദാനം ചെയ്ത് പീഡനം; വീട്ടമ്മയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ കുട്ടനാട് വെള്ളപ്പൊക്കം: കേരള സർക്കാർ 10 പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കോണ്‍ഗ്രസ് നേതൃസ്ഥാനം ജന്മാവകാശമല്ല: പ്രശാന്ത് കിഷോർ സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod എല്ലാവര്‍ക്കും അവരുടെ ശരീരത്തില്‍ പലതരം പാടുകള്‍ ഉണ്ടാകും മുഖക്കുരു വന്ന പാടുകള്‍ മുറിവായ പാടുകള്‍ മറ്റു പരിക്കുകള്‍ മൂലമുണ്ടായ പാടുകള്‍ ഒരുപാട് കാലം കഴിഞ്ഞാലും ചില പാടുകള്‍ നമ്മുടെ ശരീരരത്തില്‍ നിന്നും മാഞ്ഞുപോകില്ല. ചിക്കന്‍ ബോക്സ് വന്ന പാടുകള്‍ പോകാന്‍ തന്നെ ഒരുപാട് നാളുകള്‍ കഴിയണം എന്നാല്‍ ഇനി വളരെ പെട്ടന്ന് തന്നെ ഇത്തരം പാടുകള്‍ നമ്മുടെ ശരീരത്തില്‍ നിന്നും മായ്ച്ചുകളയാന്‍ നമുക്ക് വീട്ടില്‍ തന്നെ ഒരു ക്രീം തയ്യാറാക്കാം ഇത് ഉപയോഗിച്ച് ദിവസങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഇതിന്‍റെ ഫലം കിട്ടിത്തുടങ്ങും. ഏത് പ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ക്രീം തന്നെയാണ് കാരണം ഇത് നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന മുരിഞ്ഞ മരത്തിന്‍റെ ഇല ഉപയോഗിച്ചാണ്. മുറിഞ്ഞ ഇലയുടെ ഗുണങ്ങള്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാലോ ഒരുപാട് ഗുണങ്ങള്‍ ഉള്ള മുറിഞ്ഞ ഇല മറ്റു പല മരുന്നുകള്‍ക്കും ഉപയോഗിക്കാറുണ്ട്. വലിയ രോഗങ്ങള്‍ക്ക് ശമനം കിട്ടാന്‍ മുറിഞ്ഞ ഇല ഉപയോഗിക്കാറുണ്ട് മാത്രമല്ല മറിഞ്ഞ ഇല നമ്മള്‍ കഴിക്കാനും ഉപയോഗിക്കാറുണ്ട് ചുരുക്കി പറഞ്ഞാല്‍ ഇത് നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിച്ച് കൂടാനാവാത്ത ഒരു മരം തന്നെയാണ്. മുറിഞ്ഞ ഇല ഉപയോഗിച്ച് ഈ ക്രീം ഉണ്ടാക്കുന്ന വിധം പഠിക്കുക ശേഷം ഉപയോഗിക്കുക. ഇത് എപ്പോ വേണമെങ്കിലും ഉപയോഗിക്കാം ഇതിനു നിശ്ചിത സമയമില്ല. രാത്രി കിടക്കുമ്പോഴോ പകല്‍ കുളിക്കുന്നതിനു മുന്‍പോ ഇത് പാടുകള്‍ ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ചിക്കന്‍ ബോക്സ്‌ വന്ന പാടുകള്‍ മാഞ്ഞുപോകാന്‍ മാസങ്ങള്‍ എടുക്കുമെങ്കില്‍ ഈ കരേം ഉപയോഗിച്ചാല്‍ പാടുകള്‍ മാഞ്ഞുപോകാന്‍ വെറും ദിവസങ്ങള്‍ മാത്രം മതി. നിലവില്‍ കറുത്ത പാടുകള്‍ മാഞ്ഞുപോകാന്‍ കാശ് കൊടുത്തു വാങ്ങാവുന്ന ക്രീമുകള്‍ കിട്ടുമെങ്കിലും അതെല്ലാം നമ്മുടെ ചര്‍മ്മങ്ങള്‍ക്ക് ദോഷം ചെയ്യുന്ന കെമിക്കലുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നവയാണ്. എന്നാല്‍ നമ്മള്‍ ഇവിടെ പറയുന്നത് മരത്തിന്‍റെ ഇല ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പച്ച മരുന്നാണ് ഇത് എപ്പോ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാം ഇതിനു മറ്റു പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെയില്ല. ഈ ക്രീമിനെകുറിച്ച് അറിയുന്ന ഒരുപാട് ആളുകള്‍ നമുക്കിടയില്‍ ഉണ്ടാകാം അറിയാതവര്‍ക്ക് വേണ്ടിയാണ് ഇത് പങ്കുവെയ്ക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്നതും ഇത്തരം പച്ച മരുന്നുകള്‍ തന്നെയാണ് അന്നൊന്നും കെമിക്കലുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ന് കാണുന്ന തരത്തില്‍ ക്രീമുകള്‍ ഇല്ല. ഈ അറിവ് നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ വീട്ടിലും ഇതിനെ കുറിച്ച് പറയൂ. വിദ്യാർഥികൾക്കായി കേന്ദ്ര ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വായ്പ വീട്ടിൽ ഇരുന്നുകൊണ്ട് അപേക്ഷ സമർപ്പിക്കാം ! കൊറോണയെ പ്രതിരോധിക്കാനായുള്ള മരുന്നിന്റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തി എന്ന തരത്തിലുള്ള … Read more സംസ്ഥാനത്ത് ഇന്ന് ദു:ഖവെള്ളി ദിനത്തിൽ റേഷന്‍ കടകള്‍ക്ക് അവധി ഇന്ന് ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ … Read more ലോക്ക്ഡൗൺ ലംഘിച്ച വിവരം പൊലീസിൽ അറിയിച്ച പെൺകുട്ടിക്ക് ഭീഷണി. സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ കാസർകോട് നഴ്‌സിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. … Read more നാട്ടുമരുന്നിൽ കേമനാണ് കരിംജീരകം. കരിംജീരകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങൾ അറിയാതെ പോകരുത് നാലായിരം വർഷത്തെ പാരമ്പര്യവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടു കഴിഞ്ഞ പ്രകൃതിതത്ത്വമായ ഔഷധമാണ് കരിംജീരകം. കുറ്റിച്ചെടിയുടെ … Read more സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഇന്നു മുതൽ ആരംഭിക്കും. ആർക്കൊക്കെ ലഭിക്കും ഈ കാര്യങ്ങൾ അറിയുക. എല്ലാവരിലേക്കും എത്തിക്കുക കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. … Read more കോവിഡ് 19 നെ സംബന്ധിച്ച വ്യാജ വാർത്ത പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കയ്യടി നേടി കേരളാ പോലീസ് അഭിനന്ദനങ്ങൾ.. സോഷ്യൽ മീഡിയയിൽ കോവിഡ് 19 നെ സംബന്ധിച്ച വ്യാജ വാർത്ത പ്രചരിപ്പിച്ചയാളെ പോലീസ് … Read more സംസ്ഥാനത്തെ ഒട്ടനവധി തട്ടിലുള്ള ആളുകൾക്ക് സാന്ത്വനമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻറെ ഇന്നത്തെ വാർത്ത സമ്മേളനം അത്തരത്തിൽ ഒന്നായിരുന്നു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ലംഘക്കുന്ന വാഹനങ്ങള്‍ ഇനി പിടിച്ചെടുക്കരുത് എന്നും പകരം പിഴയീടാക്കണമെന്നും മുഖ്യമന്ത്രി … Read more ഫാറ്റി ലിവര്‍ ഒരാഴ്ചകൊണ്ട് ഇല്ലാതാക്കാം എങ്ങിനെയാണല്ലേ ഈ രീതിയിലൂടെ സാധിക്കും ഫാറ്റി ലിവര്‍ ഇല്ലാതാക്കാം; ഒരാഴ്ചകൊണ്ട് പപ്പായക്കുരുവിന്റെ മാഹാത്മ്യംപപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം കുരുവാണെന്ന് … Read more പെട്ടന്ന് ഹൃദയാഘാതം വന്നാൽ ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും അറിഞ്ഞിരിക്കണം ഈ പ്രധാന കാര്യങ്ങള്‍ ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതമുണ്ടായി … Read more വിദ്യാർഥികൾക്കായി കേന്ദ്ര ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വായ്പ വീട്ടിൽ ഇരുന്നുകൊണ്ട് അപേക്ഷ സമർപ്പിക്കാം ! മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയ Leelamony V K ശ്രീമദ് ഭഗവദ്ഗീതാശ്രീലകം പുസ്തകപരിചയം ലീലാമണി വി. കെ ശ്രീമദ് ഭഗവദ്ഗീതാശ്രീലകം താമരശ്ശേരിയിൽ സുകുമാരൻനായരുടെയും Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയ Leelamony V K ശ്രീമദ് ഭഗവദ്ഗീതാശ്രീലകം പുസ്തകപരിചയം ലീലാമണി വി. കെ ശ്രീമദ് ഭഗവദ്ഗീതാശ്രീലകം താമരശ്ശേരിയിൽ സുകുമാരൻനായരുടെയും Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക 1964ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോയുടെ ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതത്തിലേക്കുള്ള ശേഖറിന്റെ ചുവടുവയ്പ്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘ചോറ്റാനിക്കര അമ്മ’യായിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ. ഈ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണവും. നാല്പത്തിമൂന്നാം വയസില്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോളായിരുന്നു ആര്‍.കെ ശേഖര്‍ എന്ന അതുല്യ പ്രതിഭയെ മരണം കവരുന്നത്. Read More: രചന പി ഭാസ്കരന്‍, സംഗീതം എ ആര്‍ റഹ്മാന്‍ അന്ന് ദിലീപ് കുമാറിന് പ്രായം വെറും ഒമ്പത് വയസ്. പിന്നീട് നിത്യജീവിതം മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കലായിരുന്നു ഏക വഴി. പിന്നീട് കുടുംബം ഇസ്ലാം മതം സ്വീകരിച്ചതോടെ ദിലീപ് കുമാര്‍ എ ആര്‍ റഹ്മാന്‍ ആയി. അച്ഛന്റെ മരണ ശേഷം കുടുംബം പോറ്റാനായി പരസ്യ ജിംഗിളുകളും ഓര്‍ക്കെസ്‌ട്രേഷനുമായി ചുറ്റി നടന്ന റഹ്മാന്‍ ആദ്യമായി ഈണമിട്ട മലയാളം ഗാനം കേള്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാകില്ല. ഇന്ത്യയിലെ ആദ്യ ഉപഗ്രഹ ചാനലായ ഏഷ്യാനെറ്റിന്റെ സിഗ്നേച്ചര്‍ ഗാനമായ ‘ശ്യാമസുന്ദര കേരകേദാര ഭൂമി, ജനജീവിത ഫലധാന്യസമ്പന്ന ഭൂമി’ ആയിരുന്നു അത്. 1991ല്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികള്‍ പി. ഭാസ്‌കരനായിരുന്നു. പിന്നീട് ഇതുവരെയുള്ള വര്‍ഷങ്ങളില്‍ യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ഉണ്ണികൃഷ്ണന്‍, എം.ജി ശ്രീകുമാര്‍, ശ്വേതാ മോഹന്‍ തുടങ്ങി ഒട്ടനവധി പേര്‍ റഹ്മാന്റെ സംഗീതത്തിന് ശബ്ദമായി. നീണ്ട കാലയളവിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സംഗീതം വീണ്ടും റഹ്മാനിലൂടെ ആദരിക്കപ്പെടാന്‍ പോകുന്നത്. എത്ര വിട്ടു നിന്നാലും കേരളത്തോടുള്ള അടുപ്പം റഹ്മാന്‍ എക്കാലവും സൂക്ഷിച്ചിരുന്നു. ഏറ്റവും ഒടുവില്‍, ഒരു മഹാപ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോളും, ആ നന്മയും സ്‌നേഹവും മലയളികള്‍ അനുഭവിച്ചറിഞ്ഞതാണ്. അമേരിക്കയില്‍ ഷോ നടത്താനായെത്തിയ റഹ്മാന്‍ അവിടെ കേരളത്തിനായി പാടി. ‘കേരളാ കേരളാ, ഡോണ്ട് വറി കേരളാ,’ എന്ന്. ഇന്ന് റഹ്മാന്റെ 53ാം ജന്മദിനം. ഭാഷയോ സംസ്കാരമോ റഹ്മാന്‍റെ സംഗീതത്തിനു അതിരുകള്‍ സൃഷ്ടിക്കുന്നില്ല. അഭിമാനത്തോടെ, അല്പം അഹങ്കാരത്തോടെ ഞങ്ങൾ പറയട്ടെ, ഡിയർ റഹ്മാൻ, ഇനിയ പുറന്തനാൾ വാഴ്ത്തുകൾ. തിരു :കേരളത്തിൽ 31,265 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,891 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3943, എറണാകുളം 3750, കോഴിക്കോട് 3252, മലപ്പുറം 3119, കൊല്ലം 2733, പാലക്കാട് 1691 തിരുവനന്തപുരം 2289, ആലപ്പുഴ 1900, കോട്ടയം 1599, കണ്ണൂർ 1549, പത്തനംതിട്ട 1205, വയനാട് 1203, ഇടുക്കി 1146, കാസർഗോഡ് 512 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 96 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, വയനാട് 18, കൊല്ലം 10, കോഴിക്കോട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ് 5 വീതം, ആലപ്പുഴ 4 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേർ രോഗമുക്തി നേടി. എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 37,51,666 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 4,84,508 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 29,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. « എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് 1472 റിസർവ‌് കണ്ടക്ടർമാർക്ക‌് നിയമനം നൽകി ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ; ആഗസ്റ്റ് 31 മുതൽ രാത്രി കർഫ്യു » ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി ദക്ഷിണേന്ത്യൻ സ്കിൽസ് 2021 റീജിയണൽ മത്സരത്തിൽ പങ്കെടുക്കുവാൻ കേരളവും ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ആദ്യജയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി ദക്ഷിണേന്ത്യൻ സ്കിൽസ് 2021 റീജിയണൽ മത്സരത്തിൽ പങ്കെടുക്കുവാൻ കേരളവും ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ആദ്യജയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ഇന്‍സ്റ്റാഗ്രാമിന് വേണ്ടി ഫീച്ചറുകള്‍ കോപ്പിയടിച്ചു; മെറ്റായ്‌ക്കെതിരെ പരാതിയുമായി ഫോട്ടോ ആപ്പ് ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ്. ഇന്‍സ്റ്റാഗ്രാമിന് വേണ്ടി ഫെയ്‌സ്ബുക്ക് ഫീച്ചറുകള്‍ കോപ്പിയടിച്ചുവെന്നാരോപിച്ച് ഒരു ഫോട്ടോ ആപ്പ് രംഗത്ത്. മുമ്പ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മെറ്റാ എന്ന കമ്പനിയ്‌ക്കെതിരെയാണ് വിശ്വാസ വഞ്ചന ഉന്നയിച്ച് ഫോട്ടോ (Phhhoto) എന്ന ആപ്ലിക്കേഷന്‍ ആപ്പ് കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസം നില്‍ക്കുന്നുവെന്ന് കാണിച്ച് വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിച്ചിരുന്ന ആപ്ലിക്കേഷനാണ് ഫോട്ടോ ആപ്പ് (Phhhoto App ഈ ഫീച്ചറിന് സമാനമായ ഇന്‍സ്റ്റാഗ്രാമിലെ ബൂമറാങ് ഫീച്ചര്‍ നമ്മള്‍ക്കെല്ലം സുപരിചിതമാണ്. ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളിലൊന്നുകൂടിയാണത്. എന്നാല്‍ ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് കോപ്പിയടിക്കുകയും ബൂമറാങ് എന്ന പേരില്‍ അവതരിപ്പിക്കുകയുമായിരുന്നുവെന്ന് ഫോട്ടോ ആപ്പ് ആരോപിക്കുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സില്‍ നിന്ന് ഫെയ്‌സ്ബുക്ക് ഫോട്ടോ ആപ്പിനെ ബ്ലോക്ക് ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും നടപടികള്‍ ഫോട്ടോ ആപ്പിനെ ഒരു വ്യവസായമെന്ന നിലയില്‍ തകര്‍ത്തുകളഞ്ഞു. ഫേസ്ബുക്കിന്റെ മത്സരവിരുദ്ധമായ പെരുമാറ്റത്തിന്റെ നേരിട്ടുള്ള ഫലമെന്നോണം ഫോട്ടോ് (Phhoto) പരാജയപ്പെട്ടു. ഫെയ്‌സ്ബുക്കിന്റെ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളെ പോലെ വളരാന്‍ ഫോട്ടോ ആപ്പിന് സാധിക്കുമായിരുന്നുവെന്നും ഫോട്ടോ (Phhhoto) യുഎസ് ജില്ലാ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2014 ലാണ് ഫോട്ടോ ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ ഏറനാള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അതിനായില്ല. 2017 ല്‍ തന്നെ ആപ്പ് അടച്ചുപൂട്ടി. തുടക്കത്തില്‍ 37 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നുവെന്ന് ആപ്പ് അവകാശപ്പെടുന്നു. ഫീച്ചറുകള്‍ വിശകലനം ചെയ്യുന്നതിനായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും, ഇന്‍സ്റ്റാഗ്രാം സിഇഒ കെവിന്‍ സിസ്‌ട്രോമും ഫോട്ടോ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഫോട്ടോയുടെ പരാതി. എന്നാല്‍ ഈ പരാതി നിലനില്‍ക്കുന്നതല്ലെന്നും പ്രശ്‌നം കോടതിയില്‍ നേരിടുമെന്നാണ് മെറ്റായുടെ പ്രതികരണം. 'ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതു പോലെ വീഡിയോ കോൾ സംവിധാനത്തിൽ വമ്പൻ മാറ്റവുമായി ഗൂഗിൾ സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ മെറ്റാവേഴ്‌സ് പദ്ധതിയ്ക്ക് വടകര റസ്റ്റ് ഹൗസില്‍ മന്ത്രി റിയാസിന്റെ പരിശോധന; മദ്യക്കുപ്പികള്‍, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഫെയ്‌സ്ബുക്കിലെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവകരവുമായ ഉള്ളടക്കങ്ങള്‍; കണക്കുകള്‍ പുറത്ത് ഫെയ്‌സ്ബുക്ക് എങ്ങനെ മെറ്റ ആയി; സക്കര്‍ബര്‍ഗിന്റെ 'മിഠായി' പോസ്റ്റ് വൈറല്‍ ഫേസ് റെക്കഗ്നിഷന്‍ ഫെയ്‌സ്ബുക്ക് ശരിക്കും ഒഴിവാക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം; ഹൂഗന്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 'ഒരു മുറിയില്‍ ഇരുന്ന് സംസാരിക്കുന്നതു പോലെ വീഡിയോ കോൾ സംവിധാനത്തിൽ വമ്പൻ മാറ്റവുമായി ഗൂഗിൾ ആപ്പിളിന്റെ വിലകൂടിയ ക്ലീനിങ് തുണിയെ കളിയാക്കി ഇലോണ്‍ മസ്‌കിന്റെ 'വിസില്‍' മുന്‍നിര ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായി സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 ചിപ്പ് പ്രഖ്യാപിച്ചു ലോക ജനതയുടെ മൂന്നിലൊന്ന് പേര്‍ ഇതുവരെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവർ- ഐക്യരാഷ്ട്രസഭ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി ചരിത്ര നിര്‍മിതികള്‍ ത്രിഡിയില്‍ കാണാം; എങ്ങനെയെന്ന് നോക്കാം കുട്ടിക്കാലത്ത്‌ കോണകമോ ഒറ്റമുണ്ടോ ഉടുത്ത്‌ പളളിക്കൂടത്തിൽ പോയിരുന്ന കുഞ്ഞുണ്ണിക്ക്‌ ആവശ്യം പഠിക്കേണ്ട ചില കാര്യങ്ങളോട്‌ വെറുപ്പും ഉണ്ടായിരുന്നു. ചരിത്ര പുസ്‌തകത്തിലെ വർഷങ്ങൾ പഠിക്കാനും മലയാളപുസ്‌തകത്തിലെ വ്യാകരണങ്ങൾ പഠിക്കാനും കുഞ്ഞുണ്ണിക്ക്‌ തീരെ താല്‌പര്യമുണ്ടായിരുന്നില്ല. പക്ഷെ വിദ്വാൻ പരീക്ഷയൊക്കെ എഴുതുന്നതിന്‌ മുമ്പ്‌ തന്നെ കുഞ്ഞുണ്ണി അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അന്ന്‌ കുഞ്ഞുണ്ണിക്ക്‌ പത്തൊമ്പത്‌ വയസ്സേ ഉണ്ടായിരുന്നുളളൂ. അദ്ധ്യാപക പരിശീലനം കഴിഞ്ഞുവന്ന കുഞ്ഞുണ്ണി ജോലിക്ക്‌ വേണ്ടി ആദ്യം ചെന്നത്‌ തൃപ്രയാർ ബോയ്‌സ്‌ സ്‌കൂളിന്റെ മാനേജരായ ബ്ലാഹയിൽ കണ്ടുണ്ണി യജമാനന്റെ പക്കലാണ്‌. അദ്ദേഹം പറഞ്ഞു. “നമ്മുടെ വിദ്യാലയത്തിൽ ഒഴിവൊന്നുമില്ലല്ലോ കുഞ്ഞുണ്ണീ. വേറെ എവിടെയെങ്കിലും അന്വേഷിക്ക്‌.” കുഞ്ഞുണ്ണി അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം വലപ്പാട്ടങ്ങാടിയിൽ വച്ച്‌ വാഴൂർ എലിമെന്ററി സ്‌കൂളിന്റെ മാനേജരെ കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം പറഞ്ഞുഃ “കുഞ്ഞുണ്ണീ പ്രതിമാസം രണ്ടു രൂപ എനിക്ക്‌ തരാമെങ്കിൽ സ്‌കൂളിൽ ജോലിക്ക്‌ കേറിക്കോളൂ.” ‘ഈച്ച ദഹണ്‌ഡിച്ച്‌ ഉളളാടന്‌ കൊടുക്കുന്ന’ ആ പരിപാടി കുഞ്ഞുണ്ണിക്ക്‌ ഇഷ്‌ടമായില്ല. നാടും വീടും വിട്ട്‌ കുറച്ചകലെ ജോലി നോക്കണമെന്നായിരുന്നു കുഞ്ഞുണ്ണിയുടെ ആഗ്രഹം. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം അച്‌ഛൻ കുഞ്ഞുണ്ണിയോട്‌ പറഞ്ഞുഃ “കുട്ടാ, തിരുത്തിക്കുളത്തിനടുത്ത്‌ ഏതോ ഒരു സ്‌കൂളിൽ ഒരു മാഷെ ആവശ്യമുണ്ടത്രെ. നമ്മുടെ ഉണ്ണിമൂസ്‌ എനിക്കൊരു കത്തയച്ചിട്ടുണ്ട്‌. നീയൊന്നു പോയി നോക്കീട്ട്‌ വാ.” തുരുത്തിക്കുളത്തെ ഉണ്ണിമൂസ്‌ കുഞ്ഞുണ്ണിയുടെ അച്‌ഛനുമായി ബന്ധപ്പെട്ട ഒരു മാന്യനാണ്‌. അദ്ദേഹത്തിന്റെ ഇല്ലത്തേക്ക്‌ അച്‌ഛന്റെ മരുമകളെ വിവാഹം ചെയ്‌തയച്ചിട്ടുണ്ട്‌. നാരായണൻ മൂസെന്നാണ്‌ ശരിയായ പേര്‌. അദ്ദേഹം എഴുതിയതാണെങ്കിൽ തീർച്ചയായും ജോലി കിട്ടുമെന്ന്‌ കുഞ്ഞുണ്ണിക്ക്‌ ബോധ്യമായി. അച്‌ഛന്റെ അനുവാദത്തോടെ ഇല്ലത്തെ ചേട്ടനേയും കൂട്ടി കുഞ്ഞുണ്ണി തിരുത്തിക്കുളത്തേക്ക്‌ യാത്രയായി. തീവണ്ടി കേറി വളളിക്കുന്ന്‌ സ്‌റ്റേഷനിലെത്തി. അവിടെനിന്ന്‌ പാടങ്ങളും തോടുകളും നീന്തിക്കയറി സന്ധ്യയോടെ കുഞ്ഞുണ്ണി തിരുത്തിക്കുളത്തെത്തി. പിറ്റേന്ന്‌ കുഞ്ഞിമൂസ്‌ കുഞ്ഞുണ്ണിയെ ചേളാരി സ്‌കൂളിലേക്ക്‌ കൊണ്ട്‌ പോയി. ചെത്തിത്തേക്കാത്ത ചെറിയൊരു സ്‌കൂൾ! കണ്ടപ്പോൾ തന്നെ കുഞ്ഞുണ്ണിക്ക്‌ വെറുപ്പ്‌ തോന്നി. ചെല്ലുമ്പോൾ അവിടെ ഹെഡ്‌മാസ്‌റ്ററുടെ കസേരയിൽ മല്ലുകുപ്പായവും മുണ്ടും രണ്ടാം മുണ്ടും കഷണ്ടിയുമുളള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. അത്‌ മാനേജർ ടി.എം കുട്ടികൃഷ്‌ണൻ നായരായിരുന്നു. അയാൾ കുഞ്ഞുണ്ണിയോട്‌ ചോദിച്ചുഃ “എത്ര ഉറുപ്പിക അധികം വേണം?” “ഒരഞ്ചുറുപ്പിക കിട്ട്യാൽ നന്ന്‌” കുഞ്ഞുണ്ണി അറിയിച്ചു. “ശരി, എങ്കിൽ രജിസ്‌റ്ററിൽ ഒപ്പിട്ടോളൂ”- മാനേജരുടെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി! കുഞ്ഞുണ്ണി അന്നത്തെ കോളത്തിൽ ഒപ്പിട്ടു. അങ്ങനെ സാക്ഷാൽ കുഞ്ഞുണ്ണി ജീവിതത്തിലാദ്യമായി കുഞ്ഞുണ്ണി മാഷായി. പ്രഭാസിന് പിറന്നാൾ സമ്മാനം…! രാധേശ്യാമിന്റെ മോഷന്‍ വീഡിയോ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ CinemaTalkies പ്രഭാസിന് പിറന്നാൾ സമ്മാനം…! രാധേശ്യാമിന്റെ മോഷന്‍ വീഡിയോ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ പ്രഭാസിന് പിറന്നാൾ സമ്മാനം…! രാധേശ്യാമിന്റെ മോഷന്‍ വീഡിയോ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നു. സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും കാത്തിരുന്ന രാധേശ്യാമിന്റെ മോഷന്‍ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍. താരത്തിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ മോഷന്‍ വീഡിയോ കൂടി എത്തിയതോടെ ആരാധകര്‍ ഇരട്ടി സന്തോഷത്തിലാണ് ഉള്ളത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ രാധേശ്യാമിലെ പ്രഭാസിന്റെയും പൂജ ഹെഗ്‌ഡെയുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കാനായി എത്തുന്നത്. നായികാ കഥാപാത്രമായ പ്രേരണയെ തിരശീലയില്‍ അവതരിപ്പിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇരുവരും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. 2021 ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് കരുതുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയുണ്ടായി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. വാക്കുകളുടെ ശ്ലീലാശ്ലീലങ്ങളെല്ലാം തന്നെ കാഴ്ചപ്പാടുകള്‍ക്കും [perception സാഹചര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു പൊതുവായ ഒരു സ്വഭാവ രൂപവല്‍ക്കരണം അസാധ്യമാകുന്നവയാണ് എല്ലാ തെറികളും .ചിലപ്പോളൊക്കെ വാത്സല്യരൂപേണ വിളിക്കാവുന്ന ഒരു “കൊച്ച് കഴുവേറി “ തന്നെ മറ്റൊരു സാഹചര്യത്തില്‍ കത്തിക്കുത്തില്‍ കലാശിച്ചെക്കാം സൌഹൃദത്തിന്റെ ‍ കൂടാരത്തിനുള്ളില്‍ തമാശയാവുന്ന “പോടാ പുല്ലെ “ പോലും ആള്‍ക്കൂട്ടത്തിനുള്ളില്‍ കടുത്ത അപമാനത്തിന് കാരണമായേക്കാം . ചില ഫോര്‍വേഡ് മെയിലുകള്‍ അതീവ വിചിത്രങ്ങളാണ് .തണ്ണിമത്തന്‍ ജ്യൂസില്‍ എയിഡ്സ് രോഗാണുക്കളെ നിക്ഷേപിച്ചത് കൊണ്ട് ജ്യൂസ് കുടിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എയിഡ്സ് വന്ന നിര്‍ഭാഗ്യവാനായ ഏഴ് വയസ്സുകാരന്‍ കുട്ടിയുടെ അനുഭവം വിവരിച്ച് കൊണ്ടുള്ള ചെന്നെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലെ ഡയറക്ടറുടെ ഒപ്പ് സഹിതം വരുന്ന എയിഡ്സ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പോലെ ചിലത്‍ ഔദ്യോഗികഭാഷ്യമെന്ന വ്യാജേന വരുന്ന ചില അറിവുകള്‍ നമ്മളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കും .ഇത്തരം മെയിലുകള്‍ക്ക് നിര്‍മ്മിക്കുന്നവന്റെ ആത്മസംതൃപ്തിയില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നുമതിനുണ്ടാവുമെന്ന് തോന്നുന്നില്ല പക്ഷെ ശരിയേത് തെറ്റേതെന്ന് മനസ്സിലാക്കാനൊരല്പം ബുദ്ധിമുട്ടും ചിലത് എന്തെങ്കിലും നിഗൂഡോദ്ദേശത്തിലാവും നിര്‍മ്മിക്കപ്പെടുന്നത്, ചിലത് നിരുപദ്രവകരവും ഈയിടെ എനിക്ക് കിട്ടിയ അത്തരമൊരു മെയില്‍ അല്പം രസമുള്ള ഒരു സംഗതിയായിരുന്നു ഫക്കെന്ന വാക്കിന്റെ ഭാഷാപരമായ ഉല്‍പ്പത്തിയെക്കുറിച്ച് . ഫക്ക് നമുക്കെല്ലാം ഒരു തെറിയാണ് നല്ല മുട്ടന്‍ തെറി എന്നിട്ടും എല്ലാ മത വിശ്വാസികളും കൂടി ആഞ്ഞ് വിളിക്കുന്ന ദൈവത്തിന് തൊട്ട് പിന്നില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്കാണത് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു അടുത്ത് തന്നെ ദൈവത്തെ കടത്തി വെട്ടുമെന്നും പ്രതീക്ഷിക്കാം അതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല ദൈനംദിന ഉപയോഗത്തില്‍ ഈ ആംഗലേയ പദത്തിന്റെ ആധിക്യം അത്ര മാത്രമാണ് ഒരു ബോറന്‍ സിനിമ കാണുമ്പോള്‍ തിരയുന്ന ഒരു ഫയല്‍ കിട്ടാതെ പോകുമ്പോള്‍ ബോസ്സിന്റെ ശകാരം കേള്‍ക്കുമ്പോള്‍ ഒരു നീണ്ട കാത്ത നില്‍പ്പിന്റെ അന്ത്യത്തില്‍ അങ്ങനെ ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ വിധത്തില്‍ ഫക്കുകളെ നിറവും ഗുണവും മാറ്റി നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു .ചിലപ്പോള്‍ കൊടും തെറിയായും മറ്റ് ചിലപ്പോള്‍ ഒരഭിനന്ദനം പോലും ആയി ആ വാക്കിന്റെ വ്യാപ്തി നിയന്ത്രണങ്ങള്‍ക്കും നിയതമായ അര്‍ത്ഥങ്ങള്‍ക്കും അതീതമായി പോകുന്നു . എന്നെപ്പോലെ ഒരു ചെറിയ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിലും ഇടത്തരം കോളേജിലും മാത്രം പഠിച്ചൊരാള്‍ക്കൊരിക്കലും പ്രയോജനപ്പെടാത്തതോ ഉപയോഗക്ഷമമല്ലാത്തതോ ആയ പദമായിരുന്നു അത് വല്ലപ്പോഴും കണ്ടിരുന്ന ഹോളിവുഡ് പടങ്ങളിലെ അര്‍ത്ഥമില്ലാത്ത ആക്രോശങ്ങളില്‍ ഈ വാക്ക് നിരന്തരം കടന്ന് വന്നപ്പോഴൊന്നും അര്‍ത്ഥം തിരയാന്‍ തോന്നിയില്ല .ടെര്‍മിനേറ്റര്‍ എന്ന സിനിമയിലെ നായിക വില്ലന് നേരെ ക്രൂരമായ ആനന്ദത്തോടെ “ഫക്ക് ഓഫ് യു “ എന്ന് അംഗവിക്ഷേപത്തോടെ ആക്രോശിക്കുമ്പോഴാണ് ഫക്ക് എന്ന അര്‍ത്ഥമല്ല ആ വാക്കിനുള്ളതെന്ന് എനിക്ക് തോന്നിയത് .ഭരണിപ്പാട്ടിന്റെ നാട്ടുകാരനായത് കൊണ്ട് തെറിക്ക് ക്ഷാമമുണ്ടാവില്ലല്ലോ എന്നുള്ള പുറം നാട്ടുകാരന്റെ നേര്‍ത്ത പരിഹാസം നിറഞ്ഞ ചോദ്യങ്ങളോട് ഭരണിപ്പാട്ടിലെ തെറിയുടെ സാംസ്കാരികമായ മാനങ്ങള്‍ പറഞ്ഞ് അതിന്റെ ദൈവീകമായ ബന്ധങ്ങളെ വിശദീകരിച്ച് പിടിച്ച് നില്‍ക്കാന്‍ വൃഥാ ശ്രമിക്കാറുണ്ടായിരുന്നു ഭരണിയുത്സവത്തിന് സ്വദേശക്കാര്‍ക്ക് കൊടുങ്ങല്ലൂരിലൊട്ടും പ്രാധാന്യമില്ല അന്യദേശക്കാരുടെ അധിനിവേശമാണാ ആ ദിവസങ്ങളില്‍ ക്ഷേത്രത്തിലും പരിസരത്തും എന്നിട്ടും ഭക്തിയുടെ ഉന്മാദത്താല്‍ നിറഞ്ഞാടുന്ന ഒരു കൂട്ടം ജനങ്ങളുടെ അശ്ലീല വാക്കുകള്‍ക്ക് ന്യായീകരണം കണ്ടെത്തേണ്ടത് ബാധ്യതയാകുന്നത് പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇംഗ്ലീഷില്‍ പറയുന്ന തെറി മാന്യവും മലയാളത്തിലെ തെറി സംസ്കാര ശൂന്യവുമാകുന്നതിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല . ഒരിക്കല്‍ ഒരു പ്രഭാഷണ മധ്യെ ഭഗവാന്‍ രജനീഷ് ഫക്ക് എന്ന പദമുപയോഗിച്ചു .അജ്ഞാതമായതെന്തോ കേട്ട മട്ടില്‍ ആശ്ചര്യഭരിതരായ അനുയായികളിലൊരാള്‍ ഈ പ്രയോഗത്തിന്റെ സാംഗത്യമെന്തെന്ന് ഓഷോയോടാരാഞ്ഞു ഓഷോ പറഞ്ഞു “ശിഷ്യാ ആംഗലേയ ഭാഷയിലെ ഏറ്റവും മനോഹരമായ വാക്കാണ് ഫക്ക് .ആംഗലേയത്തില്‍ എന്ന് തന്നെയല്ല മറ്റേതെങ്കിലും ഭാഷയില്‍ ഇത്ര മനോഹരമായ ഒരു വാക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല ഒരിക്കല്‍ ഒരാള്‍ ഈ വാക്കിനെക്കുറിച്ചല്പം ഗവേഷണം നടത്തി കണ്ട് പിടിച്ചു ഫക്ക് ഒരു മാന്ത്രികത നിറഞ്ഞ വാക്കാണ് ആ ഒരൊറ്റ പദം കൊണ്ട് പ്രണയത്തെ ആനന്ദത്തെ വേദനകളെ വെറുപ്പിനെ എല്ലാം പ്രകടിപ്പിക്കാം അത് മാത്രമല്ല അത് എല്ലാ വ്യാകരണ പ്രക്രിയയിലും ഉപയോഗിക്കാം കര്‍മ്മമായി ക്രിയയായി ചിലപ്പോള്‍ വിശേഷണമായും ഇത്ര വൈവിധ്യപൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന മറ്റൊരു വാക്കില്ല അതില്‍ ലൈംഗികത മാത്രമല്ല എല്ലാ വികാരങ്ങളെയും പ്രകടിപ്പിക്കാം . എല്ലാ പ്രഭാതങ്ങളിലും നിങ്ങള്‍ ഈ വാക്കുപയോഗിച്ച് ധ്യാനം ചെയ്യൂ, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ “ഫക്ക് യു “ എന്ന് 5 പ്രാവശ്യം ആവര്‍ത്തിച്ച് ജപിക്കുക അത് നിങ്ങളുടെ കണ്ഠം ശുദ്ധി ചെയ്യും അങ്ങനെയാണ് ഞാനെന്റെ കണ്ഠം ശുദ്ധി വരുത്തുന്നതെന്ന് പറഞ്ഞ് കൊണ്ട് ഓഷോ ഉപസംഹരിക്കുന്നു . സദാചാ‍രത്തിന്റെ നേര്‍ത്ത അതിര്‍വര്‍മ്പുകള്‍ക്കിടയില്‍ വാക്കുകളും അര്‍ത്ഥങ്ങളും കാഴ്ചപ്പാടുകളുടെ സ്വാധീനവലയത്തില്‍ മാറിയും മറിഞ്ഞും ഉപയോഗക്ഷമമായി തീരുകയോ നിരോധിതമാവുകയോ ചെയ്യുന്നുണ്ട് .ഭരണിപ്പാട്ട് ഉപാസനയാകുന്നത് അങ്ങനെയാണ് അശ്ലീലങ്ങള്‍ ദേവീസ്തുതിയായി പാടുമ്പോഴും ഭക്തന് കുറ്റബോധം തോന്നാത്തതും അത് കൊണ്ടാണ് .ചിലപ്പോള്‍ നിരുപദ്രവകരമെന്ന് നമ്മള്‍ കരുതുന്ന വാക്കുകളുടെ ദ്വയാര്‍ത്ഥ ഭാവങ്ങള്‍ അതീവ ഗുരുതരമാകുന്നതും ഇതേ ന്യായവാദത്തിലാണ് .ഫക്ക് എന്ന പദം തെറിയായും മന്ത്രമായും അഭിനന്ദനമായും അമര്‍ഷമായും ഇനിയും മുഴങ്ങും ഭാഷാ ശാസ്ത്രജ്ഞര്‍ പറഞ്ഞ പോലെ “ഫക്ക്” എന്ന വാക്ക് സമീപ ഭാവിയില്‍ ദൈവത്തെയും കടത്തി വെട്ടുമായിരിക്കും . ദൈവം എന്ന വാക്കും പരാമര്‍ശ വിധേയമായ വാക്കും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ബ്ലോഗരുടെ നിരീക്ഷണത്തെ കുറിച്ച് മാത്രം പറയട്ടെ.. ബ്ലോഗര്‍ ഈ വാക്കിനെ ഒരു അത്ഭുത സംഞ്ജ പോലെ കാണുന്നത്, ദുബായ് പ്രവാസി ആയിട്ട് പോലും ഇംഗ്ലീഷ് മാതൃഭാഷ ആയിട്ടുള്ള ആള്‍ക്കാരുമായി ഇടപഴകുവാന്‍ സാധിക്കാത്തത് കൊണ്ടാവാം ബ്ലോഗില്‍ ഈ വാക്ക് ഉപയോഗിക്കുന്നതിന്റെ ഉദാഹരണമായി ബ്ലോഗര്‍ ഉയര്‍ത്തി കാട്ടുന്നവയില്‍ ഒന്ന് പോലും ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്ന ഒരാളുടെ അനുഭവം അല്ല എന്നത് ശ്രദ്ധിക്കുക. ഇംഗ്ലീഷ് മാതൃഭാഷയായി ഉപയോഗിക്കുന്നവന്‍, ച്ചുന്മ്മാ പറയുന്ന ഒരു വാചകത്തില്‍ പോലും നാല് തവണ ആ വാക്ക് ഇപയോഗിക്കും എന്നത് അനുഭവം ഉള്ളവര്‍ക്ക് അറിയാം അവര്‍ എത്ര തവണ ഒരു ദിവസം ദൈവം എന്ന വാക്ക് ഉപയോഗിക്കുന്നു എന്നും അധികമാരും ചിന്തിക്കാത്ത കാര്യങ്ങള്‍ എടുത്തു ഭംഗിയായി എഴുതുക എന്നത് വളരെ വലിയ കാര്യം തന്നെ എനിക്ക് പലപ്പോഴും തോനുന്ന ഒരു കാര്യം ലൈംഗീകത എന്തോ വലിയ വൃത്തികേടാണ് എന്നുള്ള ഒരു ചിന്ത ചിലപ്പോള്‍ തെറികള്‍ ആയി ഈ പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണമായിട്ടുണ്ടാകും എന്നതാണ് . വാട്സ് ദി ഫക്ക് ഈസ് ദിസ്‌ ! നനായിരിക്കുന്നു വളരെ ഗഹനമായ ചിന്ത വേണ്ടിവരുന്ന സന്ദർഭങ്ങളെ മനോഹരമായി വിവരിച്ചിരിക്കുന്നു.പിന്നെ ദൈവത്തെകൂട്ടിവായിക്കുമ്പോൾ തെറിയും ദൈവവും എന്ന മഹാപാപചിന്തയിലേക്ക് കടന്നുവരുന്ന ചിന്തകളോട് അലോസരപ്പെട്ടതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും കാര്യമുണ്ട് എന്നു തോന്നുന്നില്ല വിശദീകരണങ്ങൾ കൊണ്ടും കാര്യമുണ്ടാകില്ല ഒരുവാക്ക് തന്നെ പലവട്ടം ഉരുവിടുമ്പോൾ നമുക്കു തന്നെ ഒരു അപരിചിതത്വം തോന്നും അവിടെ ആ വാക്കിന്റെ അർത്ഥതലം പെട്ടെന്നു നമുക്കന്യമാകുന്നത് കൊണ്ടൂള്ള ചെറിയൊരു കുഴപ്പമാണ്‌ ഒരോ വാക്കുകൾക്കും ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ചുള്ള അർത്ഥവ്യത്യാസങ്ങളും ഉണ്ടാകാറുണ്ട് ഈ ഒരു വാക്കിന്റെ കൂടുതൽ ആഴങ്ങളീലേക്കിറങ്ങി ചെന്ന് നല്ലൊരു കുറിപ്പുനല്കിയതിനു് നന്ദി നന്മകൾ വായിച്ചു രസകരമായ പോസ്റ്റ് നിത്യജീവിതത്തില്‍ പലപ്പോഴും കേള്‍ക്കാറുള്ള ഈ വാക്കിന് ഇത്രയും അര്‍ഥതലങ്ങള്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്‌.. ഇതിലും മനോഹരമായി മലയാളികള്‍ ഒരു വ്യാകരണവും കൂടാതെ ഏത് പ്രവര്‍ത്തിയിലും ഉപയോഗിക്കുന്ന ഒന്നുണ്ട് ഇത് പോലെ ഒരെണ്ണം മലയാളത്തില്‍ വേറെ ഇല്ലെന്നു തോനുന്നു @ അനോണീ വാട്സ് ദി ഫക്ക് ഈസ് ദിസ്‌ ! പൂമ്പാറ്റ -ഫക്ക് അപ്പര്‍ക്ലാസ്സാണ് ചിലപ്പോള്‍ മാത്രം തറയാകും മൈരെ എന്നുള്ളത് എപ്പോഴും ലോവര്‍ ക്ലാസ്സ് ആണ് വാക്കുകളുടെ വര്‍ഗ്ഗസ്വഭാവം ഇത്ര വിശദമായി എഴുതിയപ്പോള്‍ ഈ പദം മനോഹരമായി ഉപയോഗിച് പാടാറുള്ള ഇതും കൂടി ചേര്‍ന്നാലേ ലേഖനം പൂര്‍ണമാവുകയുള്ളൂ എന്റെ ഒരു ഫ്രണ്ട് കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ച ഒരു song:- വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു . റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാ എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ . ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് ഓ വി വിജയനല്ല വിജയന്‍ പോലും പലപ് കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമ ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ് കഥയല്ലിതു ജീവിതം ഒരു റിയാലിറ്റി മെഗാഷോ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത് ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തില ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ല Microsoft Surface Go 3 ലാപ്ടോപ്പിന്റെ രൂപകല്‍പ്പനയും സവിശേഷതകളും സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത മൈക്രോസോഫ്റ്റ് സര്‍ഫേസ് ഗോ 3 ടു-ഇന്‍-വണ്‍ ലാപ്ടോപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രീ-ഓര്‍ഡറിന് ലഭ്യമാണ്. നിലവിലുള്ള സര്‍ഫേസ് ഗോ 2-ലേക്കുള്ള അപ്ഗ്രേഡ് എന്ന നിലയില്‍, പത്താം തലമുറ ഇന്റല്‍ കോര്‍ ഐ3 പ്രോസസറിലൂടെ 60 ശതമാനം വേഗത്തിലുള്ള പ്രകടനം നല്‍കാന്‍ കഴിയും ഉപഭോക്താക്കള്‍ക്ക് ഇന്റല്‍ പെന്റിയം ഗോള്‍ഡ് 6500Y പ്രോസസര്‍. പ്ലാറ്റിനം ഫിനിഷില്‍ ലഭ്യമാണ്, ുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 9,699 രൂപ വിലയുള്ള കോംപ്ലിമെന്ററി സര്‍ഫേസ് പെന്‍ ലഭിക്കും. ഒരു ഡ്യുവല്‍ കോര്‍ ഇന്റല്‍ പെന്റിയം ഗോള്‍ഡ് 6500Y പ്രൊസസര്‍ അല്ലെങ്കില്‍ പത്താം തലമുറ ഇന്റല്‍ കോര്‍ i3-10100Y പ്രൊസസറാണ് സര്‍ഫേസ് ഗോ 3യില്‍ ഉള്ളത്. വിലകളിലേക്ക് വരുമ്പോള്‍, പത്താം തലമുറ ഇന്റല്‍ പെന്റിയം ഗോള്‍ഡ് പ്രൊസസര്‍, 8 ജിബി റാം, 128 ജിബി എസ്എസ്ഡി എന്നിവയുള്ള സര്‍ഫേസ് ഗോ 3 ആമസോണില്‍ 57,999 രൂപയ്ക്ക് പ്രീ-ബുക്ക് ചെയ്യാം. നവംബര്‍ 23 മുതല്‍ ഇ-കൊമേഴ്സ് സൈറ്റ് വഴി സാധാരണ വില്‍പ്പന ആരംഭിക്കും സര്‍ഫേസ് ബിസിനസ്സ് ഉപഭോക്താക്കള്‍ക്ക്, പത്താം തലമുറ ഇന്റല്‍ പെന്റിയം ഗോള്‍ഡ്, 4 ജിബി റാം, 64 ജിബി ഇഎംഎംസി എന്നിവയുടെ വില 42,999 രൂപയാണ്. സര്‍ഫേസ് ബിസിനസ് ഉപഭോക്താക്കള്‍ക്കുള്ള പത്താം തലമുറ ഇന്റല്‍ കോര്‍ i3 4 ജിബി റാം +64 ജിബി ഇഎംഎംസി, പത്താം ജനറല്‍ ഇന്റല്‍ കോര്‍ ഐ3 8 ജിബി റാം 128 ജിബി എസ്എസ്ഡി എന്നിവയ്ക്ക് യഥാക്രമം 47,999 രൂപയും 62,999 രൂപയുമാണ് വില. ജാഗ്രത; ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍ കുറുവ' പേടിയില്‍ കോട്ടയം ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് 'വല്ലാത്ത ഒരു തോല്‍വി തന്നെ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട് Omicron ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ? എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി മന്ത്രിസഭയുടെ വികസനം ഇന്നുണ്ടാകും. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ചവാന് റവന്യൂ വകുപ്പും ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയ്ക്ക് വിദ്യാഭ്യാസ വകുപ്പും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും.മുന്‍മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണീതി ഷിന്‍ഡെ, മുന്‍ വനം മന്ത്രി പദങ്ക് റാവു കദമിന്റെ മകന്‍ വിശ്വജിത് കദം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അനന്ത് റാവു തോപ്തെയുടെ മകന്‍ സങ്ക് റാവു തോപ്തെ, മുന്‍മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖ് എന്നിവരും മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയുടെ മുതിര്‍ന്ന നോതാവും എംപിയുമായ സുനില്‍ താത്കറെയുടെ മകള്‍ അദിഥി താത്കറെയും മറ്റൊരു നേതാവായ മനോഹര്‍ നായിക്കിന്റെ മകനും മന്ത്രിമാരാകും. ഉച്ചക്ക് ഒരുമണിക്കാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. നവംബര്‍ 28ന് ഉദ്ദവ്താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ ആറ് മന്ത്രിമാര്‍ മാത്രമാണ് അധികാരമേറ്റത്. സര്‍ക്കാര്‍ അധികാരമേറ്റ് മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യമന്ത്രിസഭാ വികസനം. എന്‍സിപിയില്‍ നിന്നുള്ള മന്ത്രിമാരുടെ അന്തിമ പട്ടികയായിട്ടില്ല. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ആഭ്യന്തരവകുപ്പ് കൂടി ലഭിച്ചേക്കും. ധനഞ്ജയന്‍ മുണ്ടയ്ക്ക് ധനകാര്യവകുപ്പ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ March 24, 2021 മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി; പലിശ എഴുതിതള്ളാനാകില്ല March 23, 2021 കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി വായ്പ തിരിച്ചടവ്; മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന് March 23, 2021 വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്; മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ March 16, 2021 മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന് സുപ്രിംകോടതി ഇന്ന് തീരുമാനിക്കും March 15, 2021 സംവരണം അന്‍പത് ശതമാനത്തില്‍ അധികമാകാന്‍ പാടില്ലെന്ന മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന് സുപ്രിംകോടതി ഇന്ന് തീരുമാനിക്കും. മറാത്ത സംവരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ് March 15, 2021 സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ് ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും മൂന്ന് ദിവസം നേരിട്ടും നഷ്ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും March 10, 2021 മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞതവണ കോടതി സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് സുപ്രിംകോടതി പരിശോധിക്കും March 9, 2021 സ്വര്‍ണകള്ളക്കടത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കാന്‍ സുപ്രിംകോടതി. യുഎപിഎ വകുപ്പുകള്‍ ബാധകമാകുമോയെന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. കേന്ദ്രസര്‍ക്കാരിനടക്കം നോട്ടീസ് അമരാവതി ഭൂമി ഇടപാട് അന്വേഷണം: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ March 5, 2021 അമരാവതി ഭൂമി ഇടപാട് അന്വേഷിക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും താണ്ഡവ് വെബ്‌സീരിസ്; ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും March 5, 2021 താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ രാജ്യസഭയിലെ സസ്‌പെൻഷൻ നടപടി; മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ല സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആറിൽ കുറവ് ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യൻ വംശജൻ എത്തുന്നു പുറകിൽ തീ, കൂസാതെ അത്താഴം കഴിക്കുന്ന അതിഥി; വൈറലായി വിവാഹ സൽക്കാര വിഡിയോ ജമ്മുവിൽ മൂന്ന് വർഷത്തിനിടെ ഉണ്ടായത് 1,033 ഭീകരാക്രമണങ്ങൾ ഹലാൽ വിഷയം; പോപ്പുലർ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു: കെ സുരേന്ദ്രൻ കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടി അന്നാ ബെൻ, നടൻ ജയസൂര്യ പാലക്കുന്ന് പാലക്കുന്ന് കോട്ടിക്കുളം മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി വെള്ളാട്ടം ഞായറാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു സംസ്ഥാനത്ത് ഇന്നു കോവിഡ് സ്ഥിരീകരിച്ചത് 6674 പേര്‍ക്ക്: 59 കോവിഡ് മരണങ്ങള്‍; 6209 സമ്പര്‍ക്ക ബാധിതര്‍; ഉറവിടമറിയാതെ 424 പേര്‍; 7022 രോഗമുക്തര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു Shareമാലക്കല്ല് സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കും കത്തയച്ചു. നവംബര്‍ മാസം ഉച്ചഭക്ഷണം നല്‍കിക്കഴിഞ്ഞപ്പോള്‍ ഏകദേശം നാല്‍പതിനായിരത്തോളം… പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും, ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനവും നടത്തി പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് സന്ദീപിന്റേത് ആര്‍എസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍ സ്‌കൂള്‍ ഉച്ചഭക്ഷണ ചിലവിനത്തില്‍ അനുവദിച്ച നിലവിലുള്ള തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്‍ പി.ടി.എ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു പരപ്പ ക്ഷീര വികസന യൂണിറ്റിന്റെയും, ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണ ഉദ്ഘാടനവും നടത്തി പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് പറയുന്നതെല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്‌ഷനു കീഴിൽ വരുന്ന മട്ടാഞ്ചേരി, എന്പയർ, ഗസ്റ്റ് ഹൗസ്, യുണൈറ്റഡ് കയർകന്പനി, സീസൺ ഐസ്പ്ലാന്‍റ് ട്രാൻസ്ഫോർമറിന്‍റെ പരിധിയിൽ ഇന്നുരാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പട്ടണക്കാട്: സെക‌്ഷനിൽ, പൂതംവേലി, കിണർമുക്ക്, പോളക്കൽ, ആറാട്ടുവഴി ബീച്ച്, ഒറ്റമശേരി കോൺവെന്‍റ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്ഷനിലെ മണ്ണഞ്ചേരി, സ്കൂൾ കവല, കുന്നപ്പള്ളി, അമ്പലക്കടവ്, പോലീസ് സ്റ്റേഷൻ, വള്ളക്കടവ്, പുത്തൻ പറമ്പ്, അടിവാരം, അടിവാരം സൗത്ത് ട്രാൻസ്ഫോർമർ പരിധികളിൽ ഇന്നുരാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് അമ്പലപ്പുഴ: ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച നിരീക്ഷണ കാമറകൾ കാഴ്ച വസ്തു. ദേശീയപാതയിൽ കാക്കാഴം റെയിൽവെ മേൽപ്പാലത്തി കുടുംബത്തെ നയിക്കാനുള്ള വിളിയാണ് കുടുംബനാഥന്‍റേത്: മാർ ജോസഫ് പെരുന്തോട്ടം ആലപ്പുഴ: ദൈവത്തിന്‍റേതുപോലെ ശ്രദ്ധയോടെ കുടുംബത്തെ നയിക്കുകയെന്ന ഉത്തരവാദിത്വമാണ് ഓരോകുടുംബത്തിലേയും പിതാക്കൻമാർ ആലപ്പുഴ: വിദ്യാർഥികളേയും യുവാക്കളെയും ലക്ഷ്യം വച്ച് കഞ്ചാവുമായി എത്തിയ മൂന്നുപേരെ അരൂർ പോലീസ് നടത്തിയ മിന്നൽ പരിശോ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കു ഭീഷണിയാകുന്ന ശക്തമായ വേലിയേറ്റം തടയുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമ ഹരിപ്പാട്: വില വർധനവ് നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ. പൊതുവിപണിയിൽ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനവ പ്രഫ. പി.ഡി. ശശിധരൻ സിപിഎം മാന്നാർ ഏരിയാ സെക്രട്ടറി മാന്നാർ: സിപിഎം മാന്നാർ ഏരിയാ സെക്രട്ടറിയായി പ്രഫ. പി.ഡി. ശശിധരനെ സമ്മേളനം തെരഞ്ഞെടുത്തു. ജി. രാമകൃഷ്ണൻ, പി.എൻ. ശെൽ മാവേലിക്കര: ചെറുകോല്‍ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവ തിരുനാളിന് കൊടിയേറി. ഫാ. ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു ദിവസവേതനക്കാരന് വീണ്ടും നിയമനം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ: വനംവകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്പോൾ പറഞ്ഞുവിട്ടയാൾക്ക് മാനുഷിക പരിഗണന നല്കി അർഹമായ ഏ ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിംഗ് സ്റ്റേഷനിൽ ആ മുട്ടാർസെൻട്രൽ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് എടത്വ: എടത്വഅന്പലപ്പുഴതിരുവല്ല റോഡിനെയും എസി റോഡിനേയും ബന്ധിപ്പിക്കുന്ന നീരേറ്റുപുറം കിടങ്ങറ റോഡിൽ മുട്ടാറിൽ രണ് ആലപ്പുഴ: ടൗൺ സെക‌്ഷനിലെ ശാന്തി, രാജരാജേശ്വരി, ആക്സിസ് ബാങ്ക്, കെകെഎൻ പ്ലാസ, എസ്ബിഐ എഡിബി എന്നീ ട്രാൻസ്ഫോർമറുകളുടെ പ മുട്ടാർ: മുട്ടാർ പഞ്ചായത്തിൽ തൊഴിലുറപ്പു പ്രവർത്തികൾക്ക് ഉള്ള സിഐബി നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ജിവൻ വനി അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി മെഡിക്കൽ ഓഫിസർമാരുടെ ഒഴിവി ആലപ്പുഴ: ജില്ലാ റഗ്ബി അണ്ടർ 14 കോച്ചിംഗ് ക്യാന്പ് ആറിന് എസ്ഡിവി ഗ്രൗണ്ടിൽ നടക്കും. 14 വയസിൽ താഴെയുള്ള കുട്ടികൾ വയസു തെളി പ്രാഥമികാരോഗ്യകേന്ദ്രത്തിനു ഒരുകോടി 14 ലക്ഷത്തിന്‍റെ ഭരണാനുമതി ആലപ്പുഴ: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയബ്ലോക്ക് നിർമിക്കുന്നതിനുള്ള ആദ്യഗഡുവായി മങ്കൊമ്പ്: പുഞ്ചകൃഷിക്കായി സർക്കാർ നൽകിയ സൗജന്യവിത്ത് കിളിർക്കാതിരുന്നതിനാൽ കർഷകർക്കു നഷ്ടപരിഹാരം നൽകണമെന്നാ സംയുക്ത ട്രേഡ് യൂണിയന്‍ സത്യഗ്രഹം ആരംഭിച്ചു മാവേലിക്കര: ചെറിയനാട്ടെ സിവില്‍ സപ്ലൈസ് ഗോഡൗണ്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ സിവില് മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക് ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ നഴ്സിനു ബൈക്കുതട്ടി പരിക്കേറ്റു ചെങ്ങന്നൂർ: ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു പോയ നഴ്സിനു ബൈക്ക് തട്ടി പരിക്കേറ്റു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയി വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ആശങ്കകൾ പരിഹരിക്കണമെന്ന് മാതൃപിതൃവേദി പുന്നപ്ര: 2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമായിരിക്കെ ക്രൈസ്തവർക്ക് മാത്രമായി നിയമം നിർമിക്കുന്ന സാ മങ്കൊമ്പ്: കുട്ടനാട്ടിൽ പുഞ്ചക്കൃഷിയിറക്കുന്നതിനു നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വികരിക്കണമെ ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില് മങ്കൊമ്പ്: കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം പുഞ്ചകൃഷിയിറക്കാൻ പാടുപെടുന്ന കുട്ടനാടൻ കർഷകരെ യാത്രാ സൗകര്യങ്ങളുടെ അഭാവ അമ്പലപ്പുഴ: നിലവാരം കുറഞ്ഞ പൈപ്പിൽ പെയിന്‍റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നുവീണു. നീർക്കുന്നം ജംഗ്ഷനു തെക്കുഭാഗ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു അന്പലപ്പുഴ: കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചേർത്തല: ദേശീയപാതയിൽ തങ്കികവലയിൽ സൈക്കിൾ യാത്രികൻ വണ്ടിയിടിച്ചു മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡ് പാറ ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റ്! ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി മുന്നിൽ ചേര്‍ത്തല: സെന്‍റ് മൈക്കിള്‍സ് കോളജ് മൈതാനിയില്‍ തുടങ്ങിയ ജില്ലാ ജൂണിയര്‍ അത്‌ലറ്റിക് മീറ്റിൽ ആലപ്പുഴ ലിയോ അത്‌ലറ്റിക് ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ചേർത്തല: സേവാഭാരതി വെള്ളിയാകുളം യൂണിറ്റും കൊച്ചി ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന ക്യാമ്പ് വെള്ളിയാകുളം എ അമ്പലപ്പുഴ: തൊഴിൽ ഉറപ്പ് ജോലിക്കിടെ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ പുറക്കാട് പഞ്ചായത്ത് പതിനെ ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആലപ്പുഴ: ഗവണ്‍മെന്‍റ് ടിഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ തസ്തിക മാന്നാർ: പരുമല സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് കടവില്‍ ചാക്കോ കൊച്ചുചാക്കോയുടെ സ്മരണയ്ക്കായി കടവില്‍ ഡോ. കെ. തുറവൂർ: അധ്യാപികയ്ക്ക് കോവിഡ് ബാധിച്ചതിനാൽ വിദ്യാർഥികൾ ആശങ്കയിൽ. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്കാണ് കോ അരൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീൻ സജ്ജം ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തു ചേർത്തല: ഭിന്നശേഷി ദിനത്തിൽ ഗായിക വൈക്കം വിജയലക്ഷ്മിയോടോപ്പം ആടിയും പാടിയും കുറവുകൾ മറന്നു കുരുന്നുകൾ. സമഗ്ര ശിക് വികസനത്തുടര്‍ച്ചയുടെ ആറു മാസങ്ങള്‍; സഞ്ചരിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്നുമുതല്‍ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ആലപ്പുഴ ജില് അതിരൂപത യുവദീപ്തി-എസ്എംവൈഎം സുവർണജൂബിലി ഉദ്ഘാടനം നാളെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേർണലിസത്തിന് അപേക്ഷിക്കാം ആലപ്പുഴ: കെല്‍ട്രേണിന്‍റെ വിഷ്വല്‍ മീഡിയ, ടെലിവിഷന്‍ ജേണലിസം കോഴ്സിന്‍റെ 202122 ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഏതെങ കുട്ടനാട് തഹസില്‍ദാരെ ഫോണില്‍ വിളിച്ചാൽ കിട്ടുന്നത് തമിഴ്‌നാട് സ്വദേശിക്കെന്ന് എടത്വ: കുട്ടനാട് തഹസില്‍ദാരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ. കേരള സര്‍ക്കാരിന്‍റ ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. ഉണര്‍വ് 2021 എന്ന പേരില്‍ നട മാതൃവേദി, പിതൃവേദി തിരുക്കുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കം സി.ആർ. ജയപ്രകാശ് ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവെന്ന് ഉമ്മൻ ചാണ്ടി കായംകുളം: പൊതുപ്രവർത്തനരംഗത്ത് ഏതു ഘട്ടങ്ങളിലും ഊർജസ്വലതയോടെ പ്രവർത്തിച്ച നേതാവായിരുന്നു സി.ആർ. ജയപ്രകാശെന്നും ലോക ഭിന്നശേഷി ദിനത്തില്‍ ചെങ്ങന്നൂരിൽ ചങ്ങാതിക്കൂട്ടം ചെങ്ങന്നൂര്‍: ലോകഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആര്‍സി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തില്‍ "ചങ സർക്കാർ അവഗണന: മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിൽ അമ്പലപ്പുഴ: സർക്കാരിന്‍റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്ത റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം എടത്വ: നീരേറ്റുപുറം റ്റിഎംറ്റി ഹൈസ്കൂൾ-എൻഎസ്എസ് പടി റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി അനിശ്ച എടത്വ: പാണ്ടങ്കരി അമലോത്ഭവ നഗർ അമലോത്ഭവ ചാപ്പലിൽ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാളിനു തുടക്കമായി. എട് അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച താറാവുകളെ വളർത്തുന്നവരിലും രോഗം പിടിപെടുന്നതായി സംശയം. പ്രദേശവാസികള്‍ ആശങ്കയില്‍ ശബരിമല തീർഥാടനം: അമ്പലപ്പുഴയിൽ ഒരുക്കങ്ങൾ തുടങ്ങി അമ്പലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പന്‍റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം ഒരുക്കങ്ങൾ തുടങ്ങി. ആഴ മൂന്നു പെൺകുട്ടികൾക്ക് ശസ്ത്രക്രിയ; പണത്തിനായി നാട് കൈകോർക്കുന്നു മാന്നാർ: പഞ്ചായത്തിലെ 9,16 വാർഡിലെ നിർധനരായ മൂന്നു പെൺകുട്ടികൾക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പണം കണ്ടെത് നാഗാലാൻഡിൽ ആസാം റൈഫിൾസ് ക്യാന്പിന് നേരെ ആക്രമണം മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം വേണം; ഉപവാസം അവസാനിപ്പിച്ച് ഡീന്‍ കോവിഡ് വാക്സിൻ എടുത്തോ 50,000 രൂപയുടെ സ്മാർട്ട് ഫോൺ ലഭിക്കും കൊച്ചിയിലെ ഫ്ളാറ്റുകളിൽ പരിശോധന; ചൂതാട്ട കേന്ദ്രം കണ്ടെത്തി കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു നാഗാലാൻഡിൽ ആസാം റൈഫിൾസ് ക്യാന്പിന് നേരെ ആക്രമണം മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം വേണം; ഉപവാസം അവസാനിപ്പിച്ച് ഡീന്‍ കോവിഡ് വാക്സിൻ എടുത്തോ 50,000 രൂപയുടെ സ്മാർട്ട് ഫോൺ ലഭിക്കും കൊച്ചിയിലെ ഫ്ളാറ്റുകളിൽ പരിശോധന; ചൂതാട്ട കേന്ദ്രം കണ്ടെത്തി കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ട് ഒളിവിൽ പോയ നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ Kollam തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം 11 മാസത്തിനുള്ളില്‍ കടിയേറ്റത് 10,021 പേര്‍ക്ക് Pathanamthitta കുട്ടനാട്ടിൽ സുരക്ഷിത ജീവിതത്തിന് അവസരം ഒരുക്കണം: മാർ പെരുന്തോട്ടം Kottayam മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ Idukki ഉട്രോസൈഡ് ബി സംയുക്തം! പരീക്ഷണാനുഭവങ്ങൾ പങ്കുവച്ച് ഡോ. റൂബി ജോണ്‍ ആന്‍റോ Ernakulam പാലയ്ക്കലിൽ ക്രിസ്മസ് പുൽക്കൂട് നിർമാണങ്ങളിൽ സജീവമായി തമിഴ് സംഘം Thrissur ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിലവിലെ സൗകര്യങ്ങളും അട്ടിമറിച്ച് റെയിൽവേ Palakkad ബൈക്ക് കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ Malappuram സന്പൂർണ ഇ-ഓഫീസ് സംവിധാനം: രാജ്യത്ത് ആദ്യ ജില്ലയായി വയനാട് Kozhikode വേറിട്ടുനിന്ന് അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണം Wayanad ടിഎസ്എസ്എസ് സാമൂഹിക മേഖലയിൽ മികച്ച മാതൃക: മന്ത്രി റോഷി അഗസ്റ്റിൻ Kannur കൃഷിയെ ജനകീയ ഉത്സവമാക്കി മാറ്റണം: മന്ത്രി പി.പ്രസാദ് Kasaragod ശാഹീന്‍ബാഗുകള്‍ തകര്‍ക്കുന്ന എസ് എഫ് ഐ നിലപാട് ഐക്യദാര്‍ഢ്യപ്പെടുന്നത് സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് – ഫ്രറ്റേണിറ്റി മൂവ്‌മെന്റ് – Fraternity Movement Kerala ശാഹീന്‍ബാഗുകള്‍ തകര്‍ക്കുന്ന എസ് എഫ് ഐ നിലപാട് ഐക്യദാര്‍ഢ്യപ്പെടുന്നത് സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് – ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശാഹീന്‍ബാഗുകള്‍ തകര്‍ക്കുന്ന എസ് എഫ് ഐ… കോഴിക്കോട്: ഫാസിസത്തിന് ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ആര്‍ എസ് എസിന്റെയും അവിടുത്തെ കാമ്പസുകളില്‍ എ ബി വി പി യുടെയും മുഖമാണെങ്കില്‍ കേരളത്തിലതിന് ഇടതുപക്ഷത്തിന്റെയും എസ് എഫ് ഐ യുടെയും മുഖമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിന്റെ ചിഹ്നമായി മാറിയ ശാഹീന്‍ബാഗ് രാജ്യമെമ്പാടും പുന:സൃഷ്ടിക്കപ്പെടുകയും അവ സി എ എ വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തിരിക്കുകയാണ്. രണ്ട് മാസത്തിലേറെയായി തുടര്‍ന്നു പോരുന്ന ഡല്‍ഹി ശാഹീന്‍ബാഗിനെ തകര്‍ക്കുമെന്ന് സംഘ് പരിവാര്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള ശ്രമങ്ങളും ഉണ്ടായി. ശാഹീന്‍ ബാഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കേരള പതിപ്പായി ഇടതുപക്ഷം മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുന്നില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശാഹീന്‍ ബാഗ് സ്‌ക്വയര്‍ പൊളിച്ചു മാറ്റാന്‍ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കാളിത്തം വഹിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരില്‍ കേസെടുത്ത സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഒരേ സമയം പ്രക്ഷോഭങ്ങള്‍ക്കു നേരേ ഇത്തരം നടപടികള്‍ സ്വീകരിക്കുകയും ഒപ്പം പൗരത്വ നിയമം തങ്ങള്‍ നടപ്പിലാക്കില്ലെന്നും പ്രക്ഷോഭകര്‍ക്കൊപ്പമാണെന്നും പറയുകയും ചെയ്യുന്ന ഇടതുപക്ഷ നിലപാട് തന്നെയാണ് ക്യാമ്പസുകളില്‍ എസ് എഫ് ഐ യും നടപ്പാക്കുന്നത്. ആയുധങ്ങളുമായി കാമ്പസുകള്‍ക്കകത്ത് കയറി ക്രൂരമായ ആക്രമണമഴിച്ചുവിടുകയും പ്രക്ഷോഭകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും ചെയ്യുന്ന എ ബി വി പി യുടെ നേര്‍പതിപ്പായി കേരള കാമ്പസുകളില്‍ എസ് എഫ് ഐ മാറുകയാണ്. കേരളത്തിലെ കാമ്പസുകളില്‍ സ്ഥാപിക്കപ്പെട്ട ശാഹീന്‍ബാഗുകള്‍ക്കു നേരേ ആക്രമണം നടത്തുന്ന എസ് എഫ് ഐ നിലപാട് പ്രതിഷേധാര്‍ഹമാണ്. നേരത്തേ എറണാകുളം മഹാരാജാസ് കോളേജിലും കോഴിക്കോട് ലോ കോളേജിലും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച പ്രതീകാത്മക ശാഹീന്‍ബാഗുകള്‍ എസ് എഫ് ഐ നേതാക്കള്‍ തകര്‍ക്കുകയും ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസിലും എസ്എഫ്‌ഐ ശാഹീന്‍ബാഗ് തകര്‍ത്തു. എന്നാല്‍ ഡല്‍ഹി ശാഹീന്‍ബാഗിന് എതിരെ ഉയരുന്ന ഓരോ സംഘപരിവാര്‍ ഭീഷണിയും രാജ്യത്തുടനീളം പുതിയ ശാഹീന്‍ ബാഗുകള്‍ക്ക് ജന്മം നല്‍കുമ്പോള്‍ അതിനു സമാനമായി തകര്‍ക്കപ്പെട്ട ശാഹീന്‍ബാഗുകള്‍ ക്യാമ്പസ്സുകളില്‍ പുനഃസ്ഥാപിക്കുകയും പുതിയ ക്യാമ്പസുകളില്‍ ശാഹീന്‍ബാഗുകള്‍ ഉയര്‍ന്നുവരികയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ചേരിയും ആര്‍ എസ് എസ് വിരുദ്ധ ചേരിയുമായി രാജ്യത്തെ ജനങ്ങള്‍ ഒന്നാകെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന കാലത്ത് എസ്എഫ്‌ഐയുടെയും ഇടതുപക്ഷത്തിന്റെയും ഇത്തരം നീതിരഹിതമായ നിലപാടുകള്‍ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. വിദ്യാര്‍ഥി സമൂഹം ഇത് തിരിച്ചറിയുകയും ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളില്‍നിന്ന് എസ് എഫ് ഐ പിന്‍മാറുകയും പൗരത്വ പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുകയും ചെയ്യണമെന്ന് മൂവ്‌മെന്റ് ആവശ്യപ്പെടുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള വൈസ് പ്രസിഡന്റ് ഫസ്‌നമിയാന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് കെ കെ അഷ്‌റഫ് ,മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, കോഴിക്കോട് ജനറല്‍ സെക്രട്ടറി ലബീബ് കായക്കൊടി, കാലികറ്റ് യൂനിവേഴ്‌സിറ്റി ശാഹീന്‍ ബാഗ് കോ. ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. PreviousPrevious post:ഹഥ്റാസ്: ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ക്യാംപസ് റേജ്NextNext post:പ്രതിഭകള്‍ക്ക് ഫ്രറ്റേണിറ്റിയുടെ ആദരവ് സംഘ്പരിവാര്‍ യുക്തിയാണ് കേരളത്തിലെ ചോദ്യപേപ്പറുകള്‍ രൂപപ്പെടുത്തുന്നത്: നജ്ദ റൈഹാന്‍ മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍; തിങ്ങി നിറഞ്ഞിരുന്നു പഠിക്കാന്‍ സര്‍ക്കാര്‍ കനിയണമെന്നില്ല ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രക്തസാക്ഷി നിഘണ്ടുവിൽ നിന്നുള്ള പേര് വെട്ടൽ വെളിവാക്കുന്നത് സംഘ് പരിവാർ ഭീരുത്വം – ഫ്രറ്റേണിറ്റി മൂവ്മെന്റ് ദ്വീപിനെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുട പിടിക്കുന്ന നടപടിയില്‍ നിന്ന് സര്‍വകലാശാല പിന്‍മാറുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഡിജിറ്റൽ ഡിവൈഡ് പമേയത്തെ ആസ്പദമാക്കി ‘ചിരാത്’ ഹ്രസ്വചിത്രം ഒരുക്കി ഫ്രറ്റേണിറ്റി സച്ചാര്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും അട്ടിമറിച്ച ഇടതു സര്‍ക്കാര്‍ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ പ്രതിഷേധ ക്ലാസ് മുറി സംഘടിപ്പിച്ചു. സംഘ്പരിവാര്‍ യുക്തിയാണ് കേരളത്തിലെ ചോദ്യപേപ്പറുകള്‍ രൂപപ്പെടുത്തുന്നത്: നജ്ദ റൈഹാന്‍ പ്ലസ്.ടു പുനര്‍ മൂല്യ നിര്‍ണയത്തിന്റെ മാര്‍ക്ക് ലിസ്റ്റ് വരുന്നതിനു മുന്‍പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന്റെ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച നടപടി അനീതി. മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍; തിങ്ങി നിറഞ്ഞിരുന്നു പഠിക്കാന്‍ സര്‍ക്കാര്‍ കനിയണമെന്നില്ല ഫ്രറ്റേണിറ്റി മൂവ്‌മെന്റ് *കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് എംപി ഫണ്ടണ്‍ില്‍ നിന്നുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്. പ്രധാന പദ്ധതികള്‍ ഒറ്റനോട്ടത്തില്‍ (സംസ്ഥാന വ്യാപകമായി) * 33 ഹൈമാസ് ലൈറ്റുകള്‍ – 165 ലക്ഷം ( കൊല്ലം ജില്ലയില്‍ 26 എണ്ണം 130 ലക്ഷം) (കൊല്ലം ജില്ലയില്‍ 8 എണ്ണം 80 ലക്ഷം) ( കൊല്ലം ജില്ലയില്‍ 5 എണ്ണം 29 ലക്ഷം) ( 62 സ്കൂളുകളില്‍ 206 കമ്പ്യൂട്ടര്‍ കൊല്ലത്ത് – 77 ലക്ഷം) * വാട്ടര്‍ ടാങ്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രി – 15 കുട്ടികളുടെ ബാഗിന്‍റെ ഭാരം ലഘൂകരിക്കുന്നതിനു വേണ്ടണ്‍ി കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ച പദ്ധതിയാണിത്. ക്രമാതീതമായി കുട്ടികള്‍ ഭാരം ചുമന്ന് സ്കൂളുകളില്‍ പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരു സ്ഥിരം പരിഹാരം എന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഈ പദ്ധതി പ്രകാരം എംപി ഫണ്ടണ്‍ില്‍ നിന്ന് പണം മുടക്കി സ്കൂളുകളില്‍ അലമാരകള്‍ വാങ്ങി നല്‍കും. ഓരോ കുട്ടിക്കും അലമാരയില്‍ ഓരോ അറ അനുവദിക്കും. ഒപ്പം ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ കൂടി സ്പോണ്‍സര്‍ഷിപ്പ് വഴി വാങ്ങി നല്‍കും. കുട്ടികള്‍ക്ക് സ്കൂളില്‍ ഒരു സെറ്റ് പാഠപുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതോടെ പുസ്തക ചുമട് പാതിയെങ്കിലും കുറയും. ഈ പദ്ധതി കൊല്ലത്തെ 11 സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്. 27 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. പദ്ധതി വന്‍ വിജയമായി മാറി. വലിയ മാധ്യമശ്രദ്ധ നേടിയ ഈ പദ്ധതി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസയ്ക്ക് പാത്രമായി. രാജ്യത്ത് ആദ്യമായി കൊല്ലത്ത് നടപ്പാക്കപ്പെട്ട ഈ പദ്ധതി സംസ്ഥാനത്തെയും രാജ്യത്തെയും പല വിദ്യാലയങ്ങളിലേക്കും വ്യാപിക്കുകയാണ്. ബാഗ് ലസ്സ് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങള്‍ 2. ഗവണ്‍മെന്‍റ് എസ്എന്‍ഡിപി യുപി സ്കൂള്‍, പട്ടത്താനം 3. ടൗണ്‍ യു പി എസ്, കൊല്ലം 4. ഗവണ്‍മെന്‍റ് ടി ടി ടള, കൊല്ലം 7. ഗവണ്‍മെന്‍റ് യുപിഎസ്, ചവറ സൗത്ത് 8. കെ വി എസ്എന്‍ഡിപി യുപിഎസ്, ഉളിയക്കോവില്‍ കൊല്ലം നഗരവാസികള്‍ക്ക് പ്രഭാതസവാരി കഴിഞ്ഞു വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ ഒരു സൗജന്യ ജിംനേഷ്യം എംപി ഫണ്ട്ണ്‍് വഴി കെ എന്‍ ബാലഗോപാല്‍ സമ്മാനിച്ചു. കൊല്ലം ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഓപ്പണ്‍ ഫിറ്റ്നസ് സെന്‍റില്‍ 19 ഉപകരണങ്ങളാണുള്ളത്. നൂറുകണക്കിന് ആളുകള്‍ സൗജന്യമായി ഈ സൗകര്യം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ തന്നെ വളരെ അപൂര്‍വമായ ഈ സംവിധാനം രാജ്യത്ത് ആദ്യമായി എംപി ഫണ്‍ണ്ടില്‍ നിന്നും അനുവദിച്ചു നല്‍കിയത് കെ എന്‍ ബാലഗോപാല്‍ ആണ്. 15 ലക്ഷം രൂപയായിരുന്നു പദ്ധതി ചെലവ്. ഇറ്റാലിയന്‍ 4ഡി ഹൈഡെഫിനിഷന്‍ സ്കാനിംഗ് കേന്ദ്രം സാധാരണക്കാരുടെ ആശുപത്രിയായ കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയില്‍ 58 ലക്ഷം രൂപ മുടക്കി ഇറ്റാലിയന്‍ 4ഉ ഹൈഡെഫിനിഷന്‍ സ്കാനിങ് യന്ത്രം എംപി ഫണ്ടണ്‍ില്‍ നിന്ന് കെ എന്‍ ബാലഗോപാല്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വം ആശുപത്രികളില്‍ മാത്രമുള്ള ഈ ആധുനിക സംവിധാനം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ പരിപാലനത്തെ കൂടുതല്‍ കുറ്റമറ്റതാക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ രക്തക്കുഴലുകളും ഹൃദയ ധമനികളും വരെ അതിസൂക്ഷ്മമായി കാണാന്‍ കഴിയുന്ന ഈ സംവിധാനം തികച്ചും സൗജന്യമായാണ് രോഗികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുക. കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡി സെന്‍ററിന് കെട്ടിടം. ലാറ്റിന്‍ അമേരിക്കയും കേരളവും തമ്മില്‍ വലിയ സാംസ്കാരിക സാദൃശ്യമുണ്ടണ്‍്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ ആ നാടിന്‍റെ രാഷ്ട്രീയവും എന്നും മലയാളികളെ ആവേശം കൊള്ളിച്ചിട്ടുണ്ടണ്‍്. കേരള സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡി സെന്‍ററിന് ഒരു കെട്ടിടം തന്‍റെ എംപി ഫണ്‍ില്‍ നിന്നും കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു നല്‍കി. 25 ലക്ഷം രൂപയാണ് അതിനായി ചെലവഴിച്ചത്. മലപ്പുറം ഏലംകുളം പഞ്ചായത്തില്‍ പൂര്‍ണ്ണമായും പ്രകൃതി വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശ്മശാനം അദ്ദേഹം അനുവദിക്കുകയുണ്‍ായി. പരിസര മലിനീകരണവും പുകയും ഒഴിവാക്കുന്ന ഈ പദ്ധതി വലിയ നിലയില്‍ സ്വീകരിക്കപ്പെട്ടു. 35 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കല്‍. ജില്ലാ ആശുപത്രി/ ഗവണ്മെന്‍റ് വിക്ടോറിയ ആശുപത്രി വികസനം. ജില്ലയിലെ സാധാരണക്കാരായ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊല്ലം ജില്ലാ ആശുപത്രിയുടെയും വിക്ടോറിയ മാതൃ- ശിശു സൗഹൃദ ആശുപത്രിയുടെയും വികസനത്തിനായി ഒരു കോടി നാല്‍പതു ലക്ഷം രൂപയുടെ പദ്ധതിയാണ് കെ എന്‍ ബാലഗോപാല്‍ ആവിഷ്കരിച്ചത്. ജില്ലാ ആശുപത്രിയില്‍ 25 ലക്ഷം രൂപ മുടക്കി 2011 ല്‍ മൂന്ന് ഡയാലിസിസ് യന്ത്രങ്ങള്‍ ആദ്യമായി വാങ്ങി നല്‍കിയത് കെ എന്‍ ബാലഗോപാല്‍ ആയിരുന്നു. തുടര്‍ന്ന് 30 ലക്ഷം രൂപ മുടക്കി ഒ പി ബ്ലോക്ക് കെട്ടിടം, 13 ലക്ഷം മുടക്കി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശ്രമ കേന്ദ്രം, 58 ലക്ഷം മുടക്കി വിക്ടോറിയ ആശുപത്രിയില്‍ 4 ഉ ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട്ണ്‍് സ്കാനിങ് യന്ത്രം, വിക്ടോറിയ ആശുപത്രിയുടെ മുന്നില്‍ ഹൈ മാസ്റ്റ് ലൈറ്റ്, ജില്ലാ ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിനായി കൊല്ലം കോര്‍പ്പറേഷന് ആംബുലന്‍സ് എന്നിങ്ങനെ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. നാളിതു വരെ ഒരു എംപിയും പ്രാദേശിക വികസന ഫണ്ടണ്‍ില്‍ നിന്ന് ഇത്രയും തുക ജില്ലയിലെ ഈ രണ്‍ണ്ട് മുഖ്യ ആശുപത്രികള്‍ക്കായി വിനിയോഗിച്ചിട്ടില്ല. കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ ഒരു കോടി രൂപയുടെ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വടക്കന്‍ കേരളത്തിലെ ആയിരക്കണക്കിന് മനുഷ്യര്‍ ആശ്രയിക്കുന്ന കാന്‍സര്‍ ചികിത്സ കേന്ദ്രമായ മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്‍ി എംപി ഫണ്‍ില്‍ നിന്നും ഒരു കോടി രൂപയുടെ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ അദ്ദേഹം വാങ്ങി നല്‍കി. കാന്‍സര്‍ രോഗം കൂടുതല്‍ കൃത്യതയോടെ നിര്‍ണയിക്കാനും ചികില്‍സിക്കാനുമുള്ള സംവിധാനം ലഭ്യമായതോടെ മലബാര്‍ കാന്‍സര്‍ സെന്‍ററിന് ഇതു വഴി കൈവന്നു. ഉത്തരാഖണ്ഡിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ തന്‍റെ ഫണ്ടില്‍ നിന്നും അനുവദിച്ചു. കാശ്മീരിലെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ തന്‍റെ ഫണ്ടില്‍ നിന്നും അനുവദിച്ചു. പാലിയേറ്റീവ്കെയര്‍ രംഗത്ത് ബാലഗോപാലിന്‍റെ നേതൃത്വത്തില്‍ കൊല്ലത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനുതന്നെ മാതൃകയാണ്. കൊല്ലം കെയര്‍ ഹെല്‍ത്ത് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്‍ററിന്‍റെ പ്രസിഡന്‍റാണ് ബാലഗോപാല്‍. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 പാലിയേറ്റീവ് കെയര്‍ സെന്‍ററുകളുടെ തുടര്‍ച്ചയായി കൊല്ലം ജില്ലയില്‍ ഒരു വലിയ സാന്ത്വന പരിചരണകേന്ദ്രം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി കൊട്ടിയം കക്കോട്ടുമൂലയില്‍ ഭൂമി വാങ്ങിയിരിക്കുകയാണ്. ജില്ലയിലെ സിപിഐഎം അംഗങ്ങളുടെ കയ്യില്‍ നിന്നുമാത്രമായി 3. 85 കോടി രൂപ സമാഹരിച്ചാണ് ഇതിനുള്ള ചെലവ് കണ്ടെത്തിയത്. ആയിരക്കണക്കിനു രോഗികള്‍ക്ക് കൊല്ലം കെയറിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെ പരിചരണം നല്‍കുന്നുണ്ട്. നോട്ട്നിരോധനം, ജി.എസ്.ടി തുടങ്ങിയ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ കശുവണ്ടി വ്യവസായത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറിയിരുന്നു. തൊഴിലാളികള്‍ പട്ടിണിയിലായി. പിന്നാലെ മുതലിമാരും സാമ്പത്തിക തകര്‍ച്ചയിലേക്ക് വീണു. പ്രതിസന്ധി കടുത്ത സന്ദര്‍ഭത്തില്‍ പകച്ചു പോയ വ്യവസായികളേയും തൊഴിലാളികളേയും സംഘടിപ്പിച്ച് ബാലഗോപാല്‍ ബാങ്കുകള്ക്കെതിരെസമരം ആരംഭിച്ചു. സര്‍ഫേസി ആക്ട് പ്രകാരം മൂന്ന് തവണ വായ്പാ കുടിശിക വരുത്തിയവരെ ജപ്തിചെയ്യാനജല്പ ബാങ്ക്നീക്കങ്ങള്ക്കെതിരെ ശബ്ദമുയര്ത്തി. മുഖ്യമന്ത്രിയെവിഷയം ധരിപ്പിച്ചു. ജപ്തി നടപടികള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയവും കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുതെന്ന തീരുമാനവും മുഖ്യമന്ത്രിപ്രഖ്യാപിച്ചു. ബാങ്കുകളെ കൊണ്ട് കശുവണ്ടി വായ്പാ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത് വരെ എത്തി ബാലഗോപാലിന്‍റെ കരുത്തുറ്റ ഇടപെടലുകള്‍. ഇവ കൂടാതെ പൊതു സ്മശാനം, തെരുവുവിളക്കുകള്‍, വൈദ്യുതീകരണം തുടങ്ങിയ നിരവധി പദ്ധതികളും നിര്‍വഹിച്ചിട്ടുണ്‍് കെ.എന്‍ ബാലഗോപാല്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കി. 30 ഓലം വീടുകളാണ് ജില്ലയില്‍ പണിതുകൊണ്ടിരിക്കുന്നത്. 2019 ല്‍ തന്നെ എല്ലാ വീടുകളുടേയും പണിപൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് താക്കോല്‍ കൈമാറാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തില്‍ നിന്നും നാടിനെ കൈപിടിച്ചുയര്‍ത്തിയ, കേരളത്തിന്‍റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി സഹോദരډാരില്‍ വലിയൊരു പങ്ക് കൊല്ലം സ്വദേശികളായിരുന്നു. കൊല്ലത്തിന്‍റെ കടലോര മേഖലകളില്‍ നിന്നും വള്ളങ്ങള്‍ കയറ്റി അയക്കാന്‍ നേതൃത്വം കൊടുത്തത് ബാലഗോപാലും ഇടത് ജനപ്രതിനിധികളും ഇടതുപക്ഷ നേതാക്കډാരുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സഹോദരډാരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആദരിക്കാനും കേടുപറ്റിയ ബോട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മുന്‍കൈയെടുത്തത് ബാലഗോപാലിന്‍റെ നേതൃത്വത്തിലായിരുന്നു. ഡീസലിന് മാത്രം 1000 രൂപ അധികച്ചെലവ്‌, നികുതി 35,000 വരെ; നഷ്ടങ്ങളുടെ പടുകുഴിയില്‍ ബസ് ഉടമകള്‍ ഒരു ബസിന് 1,500 രൂപയോളം പ്രതിദിനനഷ്ടം. എന്നിട്ടും ഒരു മാസത്തോളം സര്‍വീസ് തുടര്‍ന്നു. ഒടുവില്‍ സകലപ്രതീക്ഷയും ഇല്ലാതായതോടെ ബസ് സര്‍വീസ് നര്‍ത്തിവെച്ച് മീന്‍വില്‍പ്പന തുടങ്ങാന്‍ തീരുമാനിച്ചത്. ഡീസല്‍ വില കുറഞ്ഞിട്ടും ബസ് വ്യവസായത്തിലെ നഷ്ടം കുറഞ്ഞില്ലെന്ന് ഉടമകള്‍. ഉയര്‍ന്ന നികുതി, യാത്രക്കാരുടെ എണ്ണക്കുറവ് തുടങ്ങി നിരവധി വെല്ലുവിളികളാണ് വ്യവസായത്തെ നഷ്ടത്തിന്റെ പടുകുഴിയിലാക്കിയതെന്ന് ഉടമകള്‍ പറയുന്നു. ഓടിക്കിട്ടുന്ന വരുമാനം ബാങ്ക് വായ്പ അടയ്ക്കാനും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും തികയാത്ത സാഹചര്യത്തില്‍ ഇനി ഇങ്ങനെ എത്ര കാലം മുന്നോട്ടു പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. വ്യവസായം കൊണ്ടുനടക്കാനുള്ള വഴി എന്ന നിലയ്ക്കാണ് ടിക്കറ്റ്‌ നിരക്ക് വര്‍ധന ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു. ഇന്ധനവില വര്‍ധനയാണ് പ്രധാന പ്രശ്നം. ആദ്യ ലോക്ഡൗണ്‍ കാലത്ത് 68 രൂപയായിരുന്നു ഡീസലിന്റെ വില, അത് 104 വരെ എത്തി. വില കുറച്ചെങ്കിലും ഇപ്പോഴും ഒരു ലിറ്ററിന് 92 രൂപ വേണം. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കോവിഡ് പ്രതിസന്ധിയും രണ്ട് ലോക്ഡൗണും പിന്നിട്ടതോടെ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം പാതിയിലേറെ കുറഞ്ഞു. നിരവധിയാളുകള്‍ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും സ്വന്തമാക്കി. നികുതി ഇളവില്ല. ബസുകള്‍ക്ക് ത്രൈമാസ നികുതി 30,000 മുതല്‍ 35,000 രൂപ വരെയാണ്. ഡീസലിനുമാത്രം ആയിരം രൂപയോളം അധികം വേണം. ഡീസലിന്റെ വില ഉയര്‍ന്നതോടെ മുന്‍പത്തേക്കാള്‍ ആയിരം രൂപ അധികം പമ്പില്‍ മുടക്കണം. ശരാശരി 2,000 മുതല്‍ 2,500 വരെ രൂപ മിച്ചം കിട്ടുന്ന ബസിന്റെ ആകെ വരുമാനത്തില്‍നിന്നു 1,000 രൂപകൂടി അധികമായി ഡീസലിന് മുടക്കേണ്ട സ്ഥിതി. അറ്റകുറ്റപ്പണി ചെലവും ടയര്‍ അടക്കമുള്ള എല്ലാ സ്പെയര്‍പാര്‍ട്സ് സാധനങ്ങള്‍ക്കും വില ഉയര്‍ന്നു. പുതിയ ടയറിന് 15,000-20,000 (റേഡിയല്‍) രൂപ വരെയാണ് വില. പിടിച്ചുനില്‍ക്കാനായി പല ഉടമകളും തൊഴിലാളികളുടെ ശമ്പളം കുറച്ചു. 800 മുതല്‍ 900 രൂപ ഉണ്ടായിരുന്ന ശമ്പളം 500 മുതല്‍ 600 വരെയാക്കി. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നാണ് മറ്റൊരു ആവശ്യം. ഒരു രൂപ നിരക്കില്‍ 92 കുട്ടികളെ കൊണ്ടുപോകുമ്പോള്‍ മാത്രമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ പണം കിട്ടുന്നത്. രണ്ട് ബസുകള്‍ ഷെഡ്ഡില്‍ കയറ്റി ബിനു സ്വകാര്യ ബസ് ഉടമയെന്ന എടുത്താല്‍ പൊങ്ങാത്ത ഭാരം തലയില്‍നിന്ന് ഇറക്കി വയ്ക്കാനാകാതെ ശ്വാസം മുട്ടുകയാണ് ഗുരുദേവ് ബസുടമ കൂവപ്പള്ളി പാഴൂര്‍ ബിനു. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ വലയുകയാണ് ബിനു. മുണ്ടക്കയം-കോരൂത്തോട്-കുഴിമാവ്, എരുമേലി-കൂട്ടിക്കല്‍ എന്നിവിടങ്ങളിലേക്ക് രണ്ട് ഷട്ടില്‍ സര്‍വീസും മുണ്ടക്കയം-എറണാകുളം റൂട്ടിലുള്ള ദീര്‍ഘദൂര ബസുമടക്കം മൂന്ന് സര്‍വീസുകളാണ് ബിനു നടത്തിയിരുന്നത്. രണ്ട് വര്‍ഷം മൂന്ന് വാഹനങ്ങളും ഓടാതെ കിടന്നു. ആറ് മാസം മുന്‍പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വാഹനങ്ങള്‍ നിരത്തിലിറക്കിയെങ്കിലും വരുമാനം തീരെ കുറഞ്ഞതിനാല്‍ പ്രതിദിനം ആയിരക്കണക്കിന് രൂപ നഷ്ടം വന്നു. ഇതോടെ ഷട്ടില്‍ സര്‍വീസ് നടത്തിവന്ന രണ്ട് ബസുകളുടെ ഓട്ടം വേണ്ടെന്നുവെച്ചു. കാഞ്ഞിരപ്പള്ളിക്ക് സമീപം പൊടിമറ്റത്ത് ദേശീയ പാതയോരത്ത് ബസുകള്‍ വെറുതെയിട്ടിരിക്കുകയാണ്. എറണാകുളം ബസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഓടാതെ കിടക്കുന്നവയ്ക്ക് ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണികള്‍, ജി.പി.എസ്. സംവിധാനമൊരുക്കല്‍ എന്നിവയ്‌ക്കെല്ലാംകൂടി ബസ് ഒന്നിന് ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത്രയും പണം കണ്ടെത്താനാകില്ല. ബസ് മറിച്ച് വില്‍പ്പനയും നടക്കില്ല. വെറുതെ കിടന്ന് പോയാലും കൂടുതല്‍ ബാധ്യത ഉണ്ടാകാതെ രക്ഷപ്പെടാമെന്ന വിശ്വാസത്തിലാണ് ബിനു. ഓട്ടംനിര്‍ത്തിയ ബസിന് സമീപം ബാബുരാജ് ഫോട്ടോ: മാതൃഭൂമി സര്‍വീസ് നടത്തുന്നത് പ്രതിസന്ധിയിലായതോടെ ബസ് ഉടമ മീന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞു. ആനിക്കാട് മണിമന്ദിരം ബാബുരാജാണ് മീന്‍കച്ചവടത്തിന് ഇറങ്ങിയത്. ശ്രീപാര്‍വതി എന്ന പേരില്‍ പാലാ-കൊടുങ്ങൂര്‍ റൂട്ടില്‍ ബസ് സര്‍വീസ് നടത്തിവരുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സര്‍വീസ് നഷ്ടത്തിലായത്. ജീവനക്കാരുടെ ശമ്പളം, ഇന്ധനം, ഇതര ചെലവുകള്‍ എന്നിവ കഴിഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ബാബു പറയുന്നു. റോഡിലെ അമിതവേഗക്കാരില്‍നിന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ട്രിപ്പിന്റെ ട്രാക്ക് മാറ്റിപ്പിടിച്ചു, ബസ് ആംബുലന്‍സ് ആയതോടെ രക്ഷപ്പെട്ടത് ഒരു ജീവന്‍ ബസ്‌ച്ചാർജ്‌ വർധന: സമവായം കണ്ടെത്തേണ്ടത് വിദ്യാർഥികളുടെ യാത്രാനിരക്കിൽ സ്കൂൾ മേഖലയിലും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ; അപകടങ്ങള്‍ തുടർകഥയാകുന്നു സഡൻബ്രേക്കിട്ട് സ്വകാര്യ ബസുകൾ; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 68 എണ്ണം മാത്രം വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. സി.എന്‍.ജി. ഓട്ടോ നിരത്തിലെത്തിക്കാന്‍ കേരള ഓട്ടോമൊബൈല്‍സ്; ഇ-ഓട്ടോ കൂടുതല്‍ കാര്യക്ഷമമായെത്തും 50 രൂപയുടെ ടിക്കറ്റില്‍ ദിവസം മുഴുവന്‍ നഗരം ചുറ്റാം; നഗരത്തിന്റെ മെട്രോയെന്ന് മണിയന്‍പിള്ള രാജു വാഹന പരിശോധന കര്‍ശനമാക്കി എം.വി.ഡി, മൂന്ന് മാസത്തില്‍ പിഴ 80 ലക്ഷം; വാഹനാപകടവും കുറഞ്ഞു സന്തോഷം കെട്ടിപ്പടുക്കുന്ന ബിൽഡർ- കൊച്ചി ആസ്ഥാനമായുള്ള വർമ ഹോംസിന് ഏറ്റവും അനുയോജ്യമായ വിശേഷണമാണിത്. ഭവന നിർമാണ രംഗത്ത് കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി അനിൽ വർമ ആരംഭിച്ച വർമ ഹോംസ് തുടക്കം മുതൽത്തന്നെ വിശ്വാസ്യതയുള്ള ബ്രാൻഡായി അറിയപ്പെടുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ അനിൽ വർമ, 1996ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചുകൊണ്ട് ഈ മേഖലയിലെത്തി. 2006 മുതൽ 2016 വരെ അസറ്റ് ഹോംസിന്റെ ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു. അതിനുശേഷം 2016ലാണ് വർമ ഹോംസിന് തുടക്കമിട്ടത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വർമ ഹോംസിന് തൃശൂരും തിരുവനന്തപുരത്തും ബ്രാഞ്ചുകളുണ്ട്. ഈ മൂന്ന് നഗരങ്ങളിലും നിർമാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ നിരവധി പ്രോജക്ടുകൾ ഇവർക്കുണ്ട്. വർമ ഹോംസ് വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി 'വി കെയർ' എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു. മികച്ച ടീം, മികവുറ്റ രൂപകൽപ്പന, ഗുണമേന്മ ഉറപ്പാക്കുന്ന നിർമാണം, ഉചിതമായ സ്ഥലവിനിയോഗം, കൃത്യ സമയത്ത് കൈമാറ്റം, ന്യായമായ വില തുടങ്ങിയവയെല്ലാം വർമ ഹോംസിനെ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കുന്നു. കേരളത്തിലെ മൂന്ന് പ്രമുഖ നഗരങ്ങളിൽ നിലവിൽ വർമ ഹോംസിന് ആറ് ഓൺഗോയിംഗ് പ്രോജക്ടുകളാണ് ഉള്ളത്. ഇതേ നഗരങ്ങളിൽ ആറ് അപ്കമിംഗ് പ്രോജക്ടുകളും ഈ ബ്രാൻഡിനുണ്ട് കൊച്ചിയിൽ മൂന്ന്, തിരുവനന്തപുരത്ത് രണ്ട്, തൃശൂരിൽ ഒന്ന് സമീപഭാവിയിൽ പുതിയ പ്രോജക്ടുമായി വർമ ഹോംസ് കോഴിക്കോട് എത്തുന്നതാണ്. വർമ ഹോംസിന്റെ ആറ് ഓൺഗോയിംഗ് പ്രോജക്ടുകൾ പരിചയപ്പെടാം. എറണാകുളത്ത് വെണ്ണലയിലുള്ള ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് വർമ കണക്ട്. ഇവിടെ നിന്നും കാക്കനാട് ഐടി ഹബിലേക്ക് എളുപ്പത്തിൽ എത്താം. 10 നിലകളിലായി 26, 3BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. മികച്ച ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള ലൊക്കേഷനിലാണ് ഈ പ്രോജക്ട്. രണ്ട് ലെവലുകളിലായി വിശാലമായ കാർ പാർക്കിംഗ്, ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ക്ലബ് ഹൗസ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഡ്രൈവർമാരുടെ റൂം, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ടായിരിക്കും. എറണാകുളത്തെ പ്രൈം സ്‌പോട്ടുകളിൽ ഒന്നായ വൈറ്റില മൊബിലിറ്റി ഹബിനടുത്താണ് വർമ പ്രൈം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട്. 2, 3 BHK അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ മിനി ഹാൾ, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റി, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഗസ്റ്റ് ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. തൃപ്പൂണിത്തുറ വടക്കേക്കോട്ടയിലുള്ള വർമ നോർത്ത്‌ലൈറ്റിൽ രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 19 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. ഹെൽത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ്‌ടോപ് പാർട്ടി ഏരിയ, ടെറസ് ഗാർഡൻ, റിക്രിയേഷൻ സ്‌പെയ്‌സ്, അസോസിയേഷൻ റൂം/ ഹെൽത്ത് ക്ലബ്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റകൾ, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, 24 മണിക്കൂർ സെക്യൂരിറ്റിക്കുള്ള പ്രോവിഷൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള സംവിധാനം, സീവിജ് മാനേജ്‌മെന്റ്, റെയിൻവാട്ടർ ഹാർവെസ്റ്റിംഗ്, ലാൻഡ്‌സ്‌കേപ് ചെയ്ത മുറ്റം, ഡ്രൈവേഴ്‌സ് റൂം, ബയോബിൻ ഇൻസിനറേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഇതിലുണ്ട്. തിരുവാങ്കുളത്തിനടുത്ത്, ചോറ്റാനിക്കരയിൽ 66 സെന്റിൽ ഉയരുന്ന പ്രോജക്ടാണ് ബൊഗെയ്ൻ ഹൈറ്റ്‌സ് പർപ്പിൾ. രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 64 അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഉള്ളത്. ഹെൽത്ത് ക്ലബ്, രണ്ട് ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇന്റർകോം സൗകര്യം, ടെറസ് ഗാർഡൻ, ലാൻഡ്‌സ്‌കേപ്ഡ് യാർഡ്, റൂഫ് ടോപ് പാർട്ടി ഏരിയ, റിക്രിയേഷൻ ഏരിയ, അസോസിയേഷൻ മിനി ഹാൾ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, റെയിൻ വാട്ടർ ഹാർവസ്റ്റിംഗ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടർ ഫിൽറ്റർ, 24 മണിക്കൂർ സെക്യൂരിറ്റിക്കും വാട്ടർ സപ്ലൈയ്ക്കും പവറിനുമുള്ള പ്രൊവിഷൻ തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ചോറ്റാനിക്കര ക്ഷേത്രം, എംജിഎം സ്‌കൂൾ, ഭവൻസ് വിദ്യാമന്ദിർ, ചോയ്‌സ്, ചിന്മയ, ഗ്ലോബൽ പബ്ലിക് സ്‌കൂളുകൾ എല്ലാം ഇതിനു സമീപത്താണ്. തൃശൂരിൽ എൻഎച്ചിനോട് ചേർന്ന്, ഭവൻസ് വിദ്യാമന്ദിറിനോട് അടുത്ത്, പൂച്ചട്ടിയിലാണ് വർമ സ്‌പെക്ട്രം എന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. 2 3 BHK അപ്പാർട്ട്്‌മെന്റുകളാണ് ഇതിലുള്ളത്. ഫിറ്റ്‌നസ് സെന്റർ, ഫർണിഷ്ഡ് ലോബി, റൂഫ് ടോപ്പ് പാർട്ടി ഏരിയ, റിക്രിയേഷൻ സ്‌പെയ്‌സ്, ലൈബ്രറി, ഇൻഡോർ പ്ലേ ഏരിയ, വിസിറ്റേഴ്‌സ് ലോഞ്ച്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്്റ്റുകൾ, ഇന്റർകോം ഫെസിലിറ്റി, തെരഞ്ഞെടുത്ത ഇടങ്ങളിൽ സൗരോർജ ഉപയോഗം, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനും സൗകര്യം,ഫയർ ഫൈറ്റിംഗ് സിസ്റ്റം, സീവിജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, തെരഞ്ഞെടുത്ത ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ഇതിലുണ്ട്. നവംബർ 26,27 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ വർമ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്. തൃപ്പൂണിത്തുറയിൽ ഉടൻ താമസിക്കാൻ ഫ്‌ളാറ്റുകൾ; ഏതാനും യൂണിറ്റുകൾ മാത്രം വിൽപനയ്ക്ക് വർമ ഡോ. പൈ'സ് ഹെറിറ്റേജ്: മികച്ച ലൊക്കേഷൻ, മികവുറ്റ നിർമിതി തിരുവാങ്കുളത്തിനടുത്ത് ₹ 36 ലക്ഷം മുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ബജറ്റ് ഹോംസും കസ്റ്റമൈഡ്‌സ് വില്ലകളുമായി സമൈറ പ്രോപ്പർട്ടീസ് നേമം: കുപ്രസിദ്ധ ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേരെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചല്‍ കുളങ്ങരകോണം ലീല ഭവനില്‍ അനൂപ് (28 കുളങ്ങര കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25 പള്ളിച്ചല്‍ കുളങ്ങരകോണം പൂവണംകുഴി മേലെ പുത്തന്‍വീട്ടില്‍ അരുണ്‍ (24 കുളങ്ങരകോണം വട്ടവിള പുലരിയോട് മേലെ പുത്തന്‍വീട്ടില്‍ വിഷ്ണു എന്ന് വിളിക്കുന്ന രജിത്ത് (25 പള്ളിച്ചല്‍ മാറഞ്ചല്‍കോണം വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഒമ്ബതരയോടെ‍യായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മൂന്നുതവണ ഗുണ്ടാ ആക്‌ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമായ മച്ചേല്‍ കുളങ്ങരക്കോണം ആയക്കോട് മേലേ പുത്തന്‍വീട്ടില്‍ മോഹനന്‍റെ മകന്‍ കാക്ക എന്നുവിളിക്കുന്ന അനീഷ് (28) ആണ് വെട്ടേറ്റു മരിച്ചത്. നരുവാമൂട് സ്റ്റേഷന്‍ പരിധിയില്‍ കുളങ്ങരക്കോണം മുളച്ചല്‍ പാലത്തിനു സമീപം നിഷാന്തിന്‍റെ ഉടമസ്ഥതയിലുള്ള അമല്‍ ഹോളോബ്രിക്സ് കമ്ബനിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവന്നിരുന്ന അനീഷ് കുറേനാളായി പ്രതികളെ ഭീഷണിപ്പെടുത്തി വന്നിരുന്നു. നിരന്തരം പണം ആവശ്യപ്പെടുന്നതും അതു ലഭിക്കാതെ വരുമ്ബോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും സ്ഥിരം സംഭവമായി. കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷ് പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന. മാനസിക വിഷമം ഏറി വന്നതോടെയാണ് അനീഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കുന്നത്. അതിനിടെയാണ് കുളങ്ങരകോണത്ത് യുവതിയുടെ മാല മോഷണത്തില്‍ അനീഷ് ഉള്‍പ്പെട്ടതായി പ്രതികള്‍ അറിയുന്നത്. മോഷണം നടത്തിയശേഷം അനീഷ് സ്ഥിരമായി അടഞ്ഞു കിടക്കുന്ന ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍ വരുമെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. പ്രസ്തുത ദിവസം അനീഷ് തന്‍റെ കൂട്ടാളിയായ ബിജുവിനെയും ഒപ്പം കൂട്ടി. എന്നാല്‍ ഇയാള്‍ അമിതമായി മദ്യപിച്ച്‌ ബോധരഹിതനായിരുന്നു. ഇതിനിടെയാണ് പ്രതികള്‍ ബൈക്കുകളില്‍ ആയുധങ്ങളുമായി സ്ഥലത്തെത്തിയത്. ഇവര്‍ സംഘം ചേര്‍ന്ന് അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മുതുകിന് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നില്ല. അതേസമയം അനീഷിന് വെട്ടേല്‍ക്കുന്ന സമയത്ത് ബിജു ബോധരഹിതനായി കിടക്കുകയായിരുന്നു. അര്‍ധബോധാവസ്ഥയില്‍ ഇയാള്‍ മണിക്കൂറുകള്‍ക്ക് ശേഷം തിരികെ പോകുമ്ബോഴും അനീഷിന് വെട്ടേറ്റു എന്നുമാത്രമായിരുന്നു ഇയാള്‍ക്ക് അറിവുണ്ടായിരുന്നത്. കൊലക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പൊലീസ് കണ്ടെത്തി. റൂറല്‍ പൊലീസ് മേധാവി പി.കെ മധുവിന്‍റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി അനില്‍, നരുവാമൂട് സി.ഐ കെ. ധനപാലന്‍, റൂറല്‍ ഷാഡോ ടീം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleപ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രലോഭിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിച്ച് പീഡനശ്രമം: കണ്ണൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. Next articleലാവ്‌ലിൻ കേസ്: സുപ്രീം കോടതി ഈ മാസം പത്താം തീയതി പരിഗണിക്കും. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി; മൂന്നുമാസം കഴിഞ്ഞപ്പോൾ കാമുകനെ ഉപേക്ഷിച്ച് തിരികെ പോന്നു: പക മൂത്ത കാമുകൻ യുവതിയെ കൊലപ്പെടുത്തി. തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി: കൊലയ്ക്കു പിന്നിൽ ആർഎസ്എസ് എന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം. എംഎൽഎയെ തീർക്കണം; ഒരു കോടി രൂപ തരാം: കർണാടകയിലെ കോൺഗ്രസ് നേതാവിൻറെ കൊട്ടേഷൻ. ലൈംഗികാതിക്രമം കാട്ടിയ പിതാവിനെ കൊലപ്പെടുത്തി: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സുഹൃത്തുക്കളും പിടിയില്‍. ആദ്യം കാറിൽ ഇരുന്ന് കൈയില്‍ വെട്ടി താഴെയിട്ടു പിന്നിട് തലങ്ങും വിലങ്ങും വെട്ടി. സ്വത്തുതർക്കം: രണ്ടാനച്ഛൻറെ ആസിഡ് ആക്രമണത്തിന് ഇരയായ ആൾ മരിച്ചു; മരണമടഞ്ഞത് ചികിത്സയിലിരിക്കെ പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ജിജോയെ പൊലീസ് കൊന്നത് ആരോപണവുമായി ബന്ധുക്കൾ തെളിവുകൾ പോലീസിന് എതിരായി മുഖ്യമന്ത്രിക്ക് പരാതി നൽകി. അഞ്ചു മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു: ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ച നിരാശയിൽ ആത്മഹത്യയെന്നു സൂചന; സംഭവം ചെങ്ങന്നൂരിൽ. വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ നിന്ന് രക്ഷപ്പെടാൻ സാക്ഷിയായ മകനെയും കൊലപ്പെടുത്തി: സംഭവം വെഞ്ഞാറമൂട്; നാലു പേർ അറസ്റ്റിൽ. ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25കാരനായ അമ്മാവന് വധശിക്ഷ. കൂടത്തായി മോഡൽ കർണാടകയിലും: 17 വയസ്സുകാരി കുടുംബത്തിലെ നാല് അംഗങ്ങളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രക്ഷോഭം ഇന്നും തുടര്‍ന്നേക്കും. പ്രണയത്തിനും വിവാഹത്തിനും രാഷ്ട്രീയം തടസമായില്ല; കോഴിക്കോട് കെ.എസ്.യു നേതാവും എസ്.എഫ്.ഐ വനിതാ നേതാവും വിവാഹത്തിലേയ്ക്ക് അഭിനേതാക്കള്‍ ജഗതി ശ്രീകുമാര്‍,മുകേഷ് ,ഉർവ്വശി,പത്മപ്രിയ ജാനകിരാമൻ ,വിജയ് മേനോന്‍,ജ്യോതിർമയി,സുരാജ് വെഞ്ഞാറമൂട്,തിലകൻ,സുകുമാരി ,ഹരിശ്രീ അശോകൻ,കൊച്ചുപ്രേമൻ,ശ്രുതിലക്ഷ്മി 1 അനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വ്വജനവും അടുത്തുവന്നുവന്നു യിരെമ്യാപ്രവാചകനോടു 2 നിന്റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ. 3 അസംഖ്യജനമായിരുന്ന ഞങ്ങളില്‍ അല്പംപേര്‍ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാല്‍ കാണുന്നുവല്ലോ എന്നു പറഞ്ഞു. 4 യിരെമ്യാപ്രവാചകന്‍ അവരോടുഞാന്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കും; യഹോവ നിങ്ങള്‍ക്കു ഉത്തരമരുളുന്നതെല്ലാം ഞന്‍ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു. 5 അവര്‍ യിരെമ്യാവോടുനീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാല്‍, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. 6 ഞങ്ങള്‍ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്‍ക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള്‍ കേട്ടനുസരിക്കും എന്നു പറഞ്ഞുപറഞ്ഞു. 7 പത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി. 8 അവന്‍ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു 9 നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന്‍ നിങ്ങള്‍ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു 10 നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കില്‍ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ത്ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു. 11 നിങ്ങള്‍ പേടിക്കുന്ന ബാബേല്‍രാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യില്‍നിന്നു നിങ്ങളെ വിടുവിപ്പാനും ഞാന്‍ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു. 12 അവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു കരുണ കാണിക്കും. 13 എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കാതെ ഞങ്ങള്‍ ഈ ദേശത്തു പാര്‍ക്കയില്ല; 14 യുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു എങ്കില്‍--യെഹൂദയില്‍ ശേഷിപ്പുള്ളവരേ, 15 ഇപ്പോള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ മിസ്രയീമിലേക്കു പോകുവാന്‍ മുഖംമുഖം തിരിച്ചു അവിടെ ചെന്നു പാര്‍ക്കേണ്ടതിന്നു ഭാവിക്കുന്നു എങ്കില്‍-- 16 നിങ്ങള്‍ പേടിക്കുന്ന വാള്‍ അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമില്‍വെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങള്‍ മരിക്കും. 17 മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകുവാന്‍ മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന്‍ അവര്‍ക്കും വരുത്തുന്ന അനര്‍ത്ഥത്തില്‍ അകപ്പെടാതെ അവരില്‍ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല. 18 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേല്‍ പകര്‍ന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങള്‍ മിസ്രയീമില്‍ ചെല്ലുമ്പോള്‍ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള്‍ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല. കവടിയാര്‍ കൊട്ടാരത്തിലെ തങ്കവിഗ്രഹമെന്ന പേരില്‍ വ്യാജപുരാവസ്തു വില്‍ക്കാന്‍ ശ്രമിച്ച സംഘത്തിന്റെ കൈവശമുണ്ടായിരുന്നത് ഫൊറന്‍സിക് ലാബിന്റെ മുതല്‍ കോടതിയുടെ വരെ വ്യാജരേഖകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നവകാശപ്പെട്ട വിഗ്രഹത്തിന് വെറും അഞ്ചുവര്‍ഷത്തെ പഴക്കം മാത്രമുള്ളത്. കഴിഞ്ഞ ദിവസം പാടൂരില്‍ നിന്നാണ് വ്യാജപുരാവസ്തു വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗസംഘത്തെ പോലീസ് പിടികൂടിയത് പാവറട്ടി ഓട്ടോ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധം. പാവറട്ടി സെന്ററില്‍ ഹൈക്കോടതി വിധിയെ തുടര്‍ന്ന് പാര്‍ക്കിങ് മാറ്റിയ സ്ഥലത്ത് 2 ഓട്ടോറികള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം ബി.ജെ.പി മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയെ മണലൂര്‍, പാവറട്ടി മണ്ഡലം കമ്മറ്റികളായി വിഭജിച്ചു. പുതിയ കമ്മറ്റികളുടെ ഭാരവാഹികള്‍ ചുമതലയേറ്റു ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യങ്ങള്‍ ഇനി ശാസ്ത്രീയമായ രീതിയില്‍ ഉറവിടത്തില്‍ തന്നെ സംസകരിക്കാം. നഗരസഭ താലൂക്ക് ആശുപത്രി പരിസരത്ത് നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍ എയ്‌റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. Home News General News വെങ്കിടങ്ങ് ഫാര്‍മേഴ്സ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി. വെങ്കിടങ്ങ് ഫാര്‍മേഴ്സ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി. ബി.എം.എസ് ജനറല്‍ മസ്ദൂര്‍ സംഘം മാര്‍ച്ചും ധര്‍ണയും നടത്തി. വെങ്കിടങ്ങ് ഫാര്‍മേഴ്സ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: ബാങ്ക് ഭരണസമിതി. വെങ്കിടങ്ങ് ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ നിന്നു ജില്ലാ പഞ്ചായത്ത് അംഗമായ ബാങ്ക് ഡയറക്ടര്‍ വന്‍തുക വായ്പതട്ടിപ്പ് നടത്തിയെന്ന് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും മതിയായ രേഖകള്‍ ഏല്‍പ്പിച്ചാണ് ഡയറക്ടര്‍ വായ്പ എടുത്തതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 92 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ബാങ്ക് ഡയറക്ടര്‍ തത്സ്ഥാനവും ജില്ലാ പഞ്ചായത്ത് അംഗത്വവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് വെങ്കിടങ്ങ് മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തിയത്. ഡി.സി.സി. സെക്രട്ടറി പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. അലിമോന്‍ അധ്യക്ഷനായി. മണികണ്ഠന്‍ മഞ്ചറമ്പത്ത്, ഗ്രേസി ജേക്കബ്, ആര്‍.വി. മൊയ്‌നുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഡയറക്ടറേയും ഭരണസമിതി അംഗങ്ങളേയും ഉദ്യോഗസ്തരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വെങ്കിടങ്ങ് പഞ്ചായത്ത് കമ്മറ്റി ബാങ്ക് ഹെഡ് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് സര്‍ജ്ജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഷൈജന്‍ നമ്പനത്ത്, ജബ്ബാര്‍ വെങ്കിടങ്ങ്, വിശാഖ് കാമ്പാറന്‍, പ്രേമന്‍ നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് വി.കെ.ഷറഫുദ്ധീന്‍ പറഞ്ഞു. വായ്പ കുടിശ്ശിക വരുത്തിയ ഡയറക്ടര്‍ ബാങ്ക് നിയമാവലിയും സഹകരണ ബാങ്ക് നിയമവും അനുസരിച്ച് രാജിവെച്ചിരുന്നു. ഈ വിഷയത്തെ വക്രീകരിച്ച് ബാങ്കിന്റെ നിക്ഷേപകരെ ആശങ്കയിലാക്കുന്ന വിധത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു. വായ്പകുടിശ്ശിക പിരിക്കാന്‍ നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും ഇതില്‍ പ്രകോപിതരായ ചില വ്യക്തികളാണ് വ്യാജപ്രചരരണങ്ങള്‍ക്ക് പുറകിലെന്നും ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു. അപകടഭീഷണിയുയര്‍ത്തുന്ന പാഴ്മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി തുടങ്ങി. ബി.എം.എസ് ജനറല്‍ മസ്ദൂര്‍ സംഘം മാര്‍ച്ചും ധര്‍ണയും നടത്തി. ഇന്ധനവില വില വര്‍ധനവിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് പാലയൂര്‍ ഫൊറോന കമ്മിറ്റി പ്രതിഷേധിച്ചു. സ്വന്തം കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. തൊയക്കാവ് സ്വദേശിനി റിമാന്റില്‍ വീടുകയറി ആക്രമണം; കാക്കശ്ശേരി, പാടൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ 5 പേർ അറസ്റ്റില്‍ വെന്മേനാട് യുവാവിനെ കത്തി വീശി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ചേറ്റുവയെടൂറിസംകേന്ദ്രമാക്കിമാറ്റാന്‍പദ്ധതി തയ്യാറാക്കണമെന്ന് CPIM നാട്ടിക ഏരിയസമ്മേളനംആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സി.പി.ഐ.(എം) പ്രതിഷേധ ധര്‍ണ്ണ നടത്തി തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിന് പ്രത്യേക വികസനപാക്കേജ് അനുവദിക്കണം: സി.പി.ഐ(എം) ഇന്ത്യ യുണൈറ്റഡ് ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി ‘ഇന്ത്യ യുണൈറ്റഡ്’ ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഏങ്ങണ്ടിയൂര്‍ കമ്മിറ്റി പദയാത്ര നടത്തി വാര്‍ത്താപ്രക്ഷേപണരംഗത്ത് ജനകീയതയുടെ ജ്വലിക്കുന്ന മുഖം, പ്രൈം ടി.വി. ഗ്രാമീണതയുടെ നിഷ്‌കളങ്കതയും, സാംസ്‌കാരിക തനിമയുമെല്ലാം ഒപ്പിയെടുത്ത് നാടിന്റെ വികാരവിക്ഷോഭങ്ങളുടെ പ്രതിബിംബമായി നിലകൊള്ളുന്ന പ്രാദേശിക വാര്‍ത്താചാനല്‍. ഒന്നര പതിറ്റാണ്ടുകാലമായി എട്ടു പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ വാര്‍ത്താസ്പന്ദനം. എറണാകുളം ബസ്സ് സ്റ്റേഷനിൽ നിന്നു ബസ്സിൽ കയറിയിട്ടുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണു് ഇവിടെ എഴുതുന്നതു്. യാത്രയ്ക്ക് സന്നദ്ധമായ ബസ്സ്. ക്ഷമകെട്ടു് ഇരിക്കുന്ന യാത്രക്കാർ. ആ സന്ദർഭത്തിലാണു് ഒരു ചെറുപ്പക്കാരൻ ബസ്സിലേക്കു കടക്കുക. അഴുക്ക് ഒട്ടും പറ്റാത്ത പാന്റ്സ്, സ്ലാക്ക് ഷർട്ട് ഇവ ധരിച്ചു ‘ക്ലീൻഷേവ്’ നടത്തിയ കനത്ത മുഖത്തോടെ അയാൾ വാതിൽ തൊട്ടു് ഡ്രൈവർ ഇരിക്കുന്നിടം വരെ നടക്കുന്നു. ഇടതു ഭാഗത്തും വലതു ഭാഗത്തും ഇരിക്കുന്ന യാത്രക്കാരോടെല്ലാം പണം ചോദിക്കുന്നു. അയാളോടു് ആർക്കും ഇഷ്ടം തോന്നുകയില്ല. അങ്ങനെയുള്ള മുഖഭാവവും ചേഷ്ടാവിശേഷങ്ങളും ശരീരാകൃതിയുമാണു് അയാൾക്ക്. എങ്കിലും യാത്രക്കാരിൽ തൊണ്ണൂറു ശതമാനവും പണം കൊടുക്കും. കൊടുക്കുന്ന തുക കൈനീട്ടി വാങ്ങാൻ വയ്യ അയാൾക്ക്. തോളുതൊട്ടു കൈമുട്ടുവരെ മാത്രമേ അയാൾക്കു കൈയായിയുള്ളൂ. ‘സ്റ്റമ്പ്’ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചു കൊള്ളട്ടെ. ആ സ്റ്റമ്പിന്റെ അറ്റം ഉരുണ്ടിരിക്കും. ഡോക്ടർമാർ നടത്തിയ ‘തയ്യലി’ന്റെ ഫലമാണോ എന്നറിയാൻ പാടില്ല, ചില വരകളും മറ്റും അവിടെയുണ്ടു്. ജുഗുപ്സാ ജനകമാണു് ആ ഉച്ഛിഷ്ട ഭാഗമെന്നു് എഴുതിയാൽ ഈശ്വരൻ എന്നെയും ആ രീതിയിൽ ആക്കിക്കളയുമോ എന്നു പേടിയുണ്ടു്. എങ്കിലും എഴുതുന്നു. പണം കൊടുക്കുന്നവർ നാണയം ആ ഉരുണ്ട ഭാഗത്തു തന്നെ വച്ചു കൊടുക്കണമെന്നു് ആ യുവാവിനു നിർബ്ബന്ധമുണ്ടു്. പോക്കറ്റിൽ ഇട്ടു കൊടുത്താൽ പോരാ. ഭുജാഗ്രത്തിൽ നാണയം വച്ചാൽ നാടകീയമായ മട്ടിൽ ചെറുപ്പക്കാരൻ കൈ ചലിപ്പിക്കുന്നു. അതു ഒരു പാരബല—അനുവൃത്തം—ഡിസ്ക്രൈബ് ചെയ്യുന്നു. നാണയം ടക് എന്നു അയാളുടെ കീശയിൽ വീഴുന്നു. ഒരിക്കൽപ്പോലും നാണയം താഴെ വീണു കണ്ടിട്ടില്ല. ‘സാറേ, സാറേ’ എന്ന പരുക്കൻ വിളികളും പാരബല ഡിസ്ക്രൈബ് ചെയ്യലും. രണ്ടു ബെല്ല് മുഴങ്ങുമ്പോൾ യുവാവു് ഇറങ്ങുകയായി. ആ സ്റ്റമ്പാണോ കൂടുതൽ ജുഗുപ്സാവഹം? അതോ അനുവൃത്തം ആലേഖനം ചെയ്യലോ? രണ്ടും എന്നാണു് ഉത്തരം. ആ യുവാവു് കൈയില്ലാത്തവനാണെന്ന മട്ടിൽ വന്നു പണം ചോദിച്ചാൽ ആരും സന്തോഷത്തോടെ കൂടുതൽ കൊടുക്കും. പക്ഷേ അയാൾക്കതു വയ്യ. സ്റ്റമ്പ് കാണിക്കണം. അതുകൊണ്ടുള്ള വിദ്യ കാണിക്കണം. ഫലം യാത്രക്കാരുടെ വെറുപ്പു്. കഴിഞ്ഞ കുറേക്കാലമായി സാഹിത്യത്തിനുള്ള സമ്മാനങ്ങൾ വാങ്ങുന്നവരിൽ ഭൂരിപക്ഷവും കൈമുട്ടിനു ശേഷമുള്ള ഭാഗമില്ലാത്തവരാണു്. അവരുടെ ഭുജാഗ്രത്തിൽ ശസ്ത്രക്രിയയുടെ ഫലമായ ഉണങ്ങിയ ചാലുകൾ കാണുന്നു. സമ്മാനത്തുക അവിടെ വച്ചു കൊടുക്കുന്നു. അനുവൃത്താലേഖനം നടക്കുന്നു. തുക കീശയിൽ വീഴുന്നു. പോകുന്നു. ഭാരതത്തിലോ കേരളത്തിലോ ഉള്ള സ്റ്റമ്പുകാരുടെ പേരുകൾ പറയാൻ വൈഷമ്യമുണ്ടു്. അതുകൊണ്ടു് അവയവത്തിന്റെ ഉച്ഛിഷ്ടം കാണിക്കുന്ന സായ്പന്മാരുടെ നാമധേയങ്ങൾ മാത്രം എഴുതാം. ചെസ്വാഫ് മീവാഷ്, വില്യം ഗോൾഡിങ്, യാറോസ്ലാഫ് സിഫെർട്ട്. ഇതു സാഹിത്യത്തിനുള്ള സമ്മാനം നേടുന്നവരുടെ സ്ഥിതി. സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങുന്നവർക്കു കൈകളുമില്ല, കാലുകളുമില്ല. തലയും നെഞ്ചും വയറും മാത്രമേ അവർക്കുള്ളൂ. മഹാത്മാഗാന്ധി ക്കു കൊടുക്കാത്ത സമാധാന സമ്മാനം അനേകമാളുകളെ കൊന്നൊടുക്കിയ ബഗിനു കൊടുത്തവരാണു് നോബൽ സമ്മാന കമ്മിറ്റി. ആ യുവാവിനെ നോക്കാതെ ഞാൻ ബസ്സിലിരിക്കുമ്പോൾ കഥാകാരനായ ടി. ആറും, ഇന്നു തൃപ്പൂണിത്തുറ കോളേജിലെ പ്രിൻസിപ്പലായ സി. എ. മോഹൻദാസും കൂടി “കാഫ്ക, കാഫ്ക” എന്നു പറയുന്നു. ഞാൻ അദ്ഭുതപ്പെട്ടു് എന്താ കാര്യമെന്നു് അന്വേഷിച്ചപ്പോൾ അവർ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ബോർഡ് ചൂണ്ടിക്കാണിച്ചു. Trial എന്നു ബോർഡ്. ട്രയൽ എന്ന നോവലെഴുതിയ കാഫ്ക യ്ക്കു നോബൽ സമ്മാനം കിട്ടിയില്ല. ഇറ്റലിക്കാരി ഗ്രാറ്റ്സീയ ഡേലഡ്ഡ യാണു് അതു കൊണ്ടുപോയതു്. ആരോർമ്മിക്കുന്നു അവരെ? ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാവണം ബർണാഡ് ഷാ പറഞ്ഞതു്: “ഡൈനമൈറ്റ് കണ്ടുപിടിച്ചതിനു് ആൽഫ്രഡ് നോബലി നു മാപ്പു കൊടുക്കാം: പക്ഷേ, മനുഷ്യ രൂപമെടുത്ത ഒരു രാക്ഷസനേ നോബൽ സമ്മാനം കണ്ടുപിടിക്കാൻ കഴിയൂ” (ആർ. കെ. നാരായൺ ‘ഫ്രന്റ് ലൈനി’ ൽ എഴുതിയ ലേഖനത്തിൽ നിന്നു്). മാർക്സിസ്റ്റായ പി. ഗോവിന്ദപ്പിള്ള യെ എനിക്കു നേരിട്ടു് പരിചയമുണ്ടു്. തമ്മിൽ കാണുമ്പോൾ അദ്ദേഹം ബൂർഷ്വാ സാഹിത്യകൃതികളുടെ മനോഹാരിതയെ നിന്ദിച്ചു സംസാരിക്കാറില്ല. സാഹിത്യത്തെ സംബന്ധിച്ച് അദ്ദേഹത്തിനുള്ള ഈ ഹൃദയ വിശാലതയും ഔദാര്യവും എന്നെ അദ്ദേഹത്തോടു കൂടുതൽ കൂടുതൽ അടുപ്പിച്ചു. ഇക്കാര്യം ചില സുഹൃത്തുക്കളോടു ഞാൻ പറഞ്ഞപ്പോൾ അവരിൽ ചിലർ അറിയിച്ചു: “അതൊക്കെ നേരിട്ടുള്ള സംഭാഷണത്തിൽ. പ്ലാറ്റ്ഫോമിൽ കയറുമ്പോൾ ഗോവിന്ദപ്പിള്ള വിട്ടുവീഴ്ച്ചയില്ലാത്ത മാർക്സിസ്റ്റാണു്. ‘മാജിക് മൌണ്ട’ നെപ്പോലും അദ്ദേഹം പുച്ഛിച്ചു തള്ളും.” അവരുടെ ഈ അഭിപ്രായം എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. എങ്കിലും വല്ല സംശയത്തിന്റെ പാടെങ്കിലും എന്റെ മനസ്സിൽ വീണിട്ടുണ്ടോ? ഉണ്ടെങ്കിൽ താഴെ ചേർക്കുന്ന ഭാഗം അതിനെ നിർമ്മാർജ്ജനം ചെയ്തിരിക്കുന്നു. പി. ഗോവിന്ദപ്പിള്ള ‘മുഖാമുഖം’ എന്ന ചലചിത്രത്തെ വിമർശിച്ചു കൊണ്ടെഴുതിയ “ഭഗവാൻ മക്രോണിയുടെ പുനരവതാരം” എന്ന ലേഖനത്തിൽ പറയുന്നു: “ഒരു മോഹഭംഗവും ഇതേവരെ അനുഭവപ്പെടാത്ത ഒരു കമ്മ്യൂണിസ്റ്റ് ആണു് ഈ ലേഖകൻ. എങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യകൃതികളേയോ കലാസൃഷ്ടികളേയോ അപ്പാടെ എതിർക്കുകയോ വെറുക്കുകയോ ചെയ്യുന്ന ഒരുവനല്ല. ചിലപ്പോൾ അസത്യത്തെക്കാൾ ആപത്ക്കരവും വഴി തെറ്റിക്കുന്നതുമായ അർദ്ധസത്യങ്ങളെ ആസ്പദിച്ചവയായാലും കലയുടെ നിയമങ്ങൾക്ക് വിധേയമായി കലാചാതുരിയോടെയും ആത്മാർത്ഥതയോടെയും രചിക്കുന്ന കമ്യൂണിസ്റ്റ് വിദഗ്ധ കൃതികൾക്കും അവയുടേതായ ആസ്വാദ്യതയും പ്രയോജനവും സാംസ്ക്കാരിക മൂല്യവും ഉണ്ടെന്നു് ഞാൻ കരുതുന്നു. ആത്മാർത്ഥതയുള്ള ഒരു കമ്യൂണിസ്റ്റുകാരൻ അത്തരം കൃതികളെ—അവ ഭാഗിക വീക്ഷണങ്ങളാണെങ്കിൽ പോലും—സ്വയം വിമർശനത്തിനും തെറ്റുതിരുത്തലിനും ഉപയുക്തമായ ഉപാധിയായി കാണുന്നു. വിമർശനാത്മകമായി പ്രതികരിക്കുമ്പോഴും അവയുടെ നീക്കിബാക്കി ഫലം മാലിന്യവിരേചനവും അതുകൊണ്ടു് ആരോഗ്യസിദ്ധിയും ആയിരിക്കും. അങ്ങനെയാണു് ഓർവെല്ലി ന്റെ “ആനിമൽ ഫാം ” കോയ്സ്ലറു ടെ “നട്ടുച്ചക്കിരുട്ടു് ” മുതലായവ എനിക്ക് ഹൃദയംഗമങ്ങളായി അനുഭവപ്പെടുന്നതു്. അവയിലെ പ്രകടമായ സന്ദേശങ്ങൾ സ്വീകാര്യമായതുകൊണ്ടല്ല”. ജനറ്റിക്സ്, ഭൗതികശാസ്ത്രം ഇവയിൽപ്പോലും മാർക്സിസത്തിന്റെ അതിപ്രസരവും അധിപ്രസരവും ഉള്ള ഇക്കാലത്തു് വികാരത്തിൽ മാത്രം, അടിയുറച്ച സാഹിത്യത്തെ ‘റെജ്മെന്റേഷ’നു വിധേയമാക്കാത്ത ഗോവിന്ദപ്പിള്ളയുടെ മാനസികനില ആദരണീയം തന്നെ. കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർക്ക് മയകോവ്സ്കി യുടെയും നെറുത യുടെയും കാവ്യങ്ങൾ വായിച്ചു രസിക്കാമെങ്കിൽ, ജനാധിപത്യവാദികൾക്ക് ഫാസിസ്റ്റായ എസ്റാ പൗണ്ടി ന്റെ കൃതികൾ ആസ്വാദ്യങ്ങളാണെങ്കിൽ കമ്മ്യൂണിസ്റ്റുകൾക്ക് ബൂർഷ്വാ കലാകാരന്മാരുടെ സൃഷ്ടികളും രസോത്പാദകങ്ങളാവേണ്ടതാണു്. റഷ്യയിലും ചൈനയിലും ആ മാറ്റം സംഭവിച്ചിരിക്കുന്നു. എന്നിട്ടും ഇവിടെയുള്ളവർ അതറിഞ്ഞിട്ടില്ല. അറിഞ്ഞവരുടെ കൂട്ടത്തിൽ പി. ഗോവിന്ദപ്പിള്ളയുടെ കാര്യം സന്തോഷപ്രദമായിരികുന്നു. മനുഷ്യാത്മാക്കളുടെ എഞ്ചിനീയറന്മാരാണു് എഴുത്തുകാരെന്നു് സ്റ്റാലിൻ 1932-ൽ ഉദ്ഘോഷിച്ചു (Main Currents of Marxism, Leszek Kolakowski, Part III, Page 92 കല, കലാപരമായി നന്മയാർന്നതായിരുന്നാൽ മാത്രം പോരാ, അതു് രാഷ്ട്രവ്യവഹാരപരമായും ശരിയായിരിക്കണം എന്നു് മാവോ അഭിപ്രായപ്പെട്ടു (ibid—p. 499 റഷ്യയിലെയും ചൈനയിലെയും സങ്കല്പങ്ങൾ സ്റ്റാലിന്റെയും മാവോയുടെയും കലാസങ്കൽപ്പങ്ങളെ ബഹുദൂരം അതിശയിച്ചിരിക്കുന്നു. ഫ്രഞ്ച് സാഹിത്യകാരൻ വീക്തോർ യൂഗോ യുടെ ‘ലേ മീസേറബ്ല’ എന്ന വിശ്വവിഖ്യാതമായ നോവലിൽ ഭക്ഷണശാല നടത്തുന്ന തെനാർദിയ കുടുംബത്തെ വർണ്ണിച്ചിട്ടുണ്ടു്. തെനാർദിയ കൃശഗാത്രനാണു്. അയാളുടെ ഭാര്യ സി. വി. രാമൻപിള്ള യുടെ ഭാഷയിൽ ‘മാംസഗോപുരശരീരിണി’യാണു്. പക്ഷേ, ഒച്ചുപോലുള്ള ആ മനുഷ്യനെ കണ്ടാൽ അവൾ ഞെട്ടും. നേരേ മറിച്ചാണു് പല വീടുകളിലും. ഓഫീസിനെ വിറപ്പിക്കുന്ന പല കപ്പടാമീശക്കാരും വീട്ടിൽ വിറകൊള്ളുന്നവരാണു്. അച്ചിക്ക് ദാസ്യപ്രവൃത്തി ചെയ്യുന്ന അയാൾ കൊച്ചിക്ക് പോയങ്ങു തൊപ്പിയിടാതെ ഓഫീസിലേക്ക് വന്നു് ഒരു ഹേതുവും കൂടാതെ അവിടെയുള്ളവരോടു് തട്ടിക്കയറുന്നു. ‘ഹേതുവില്ലാതെ’ എന്നു് ഞാനെഴുതിയതു് ശരിയല്ല. വീട്ടിലെ അടിമത്തമാണു് ഓഫീസിലെ ദേഷ്യമായി മാറുന്നതു്. വീട്ടിൽ കുഴപ്പമില്ലാത്തവൻ ഓഫീസിലും കുഴപ്പക്കാരനല്ല. ഇനി മറ്റൊരു രംഗം. മന്ത്രി ചീഫ് സെക്രട്ടറിയോടു് കയർക്കുന്നു. ചീഫ് സെക്രട്ടറി ദേഷ്യം തീർക്കുന്നതു് സെക്രട്ടറിയോടു്. അയാൾ ഡെപ്യൂട്ടി സെക്രട്ടറിയെ കുറ്റപ്പെടുത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി അണ്ടർ സെക്രട്ടറിയുടെ നേർക്ക് കണ്ണുരുട്ടുന്നു. അയാൾ സെക്ഷൻ ഓഫീസറുടെ നേർക്കും. സെക്ഷൻ ഓഫീസർ ക്ലാർക്കിനെ ശകാരിക്കുന്നു. ക്ലാർക്ക് പ്യൂണിനെയും. പ്യൂണിനു് ആരോടും മല്ലിടാനില്ല. അയാൾ കിട്ടിയ ശകാരം തലയിലേറ്റി വീട്ടിലേക്ക് പോകുന്നു. ഇടവഴിയിൽ കയറുമ്പോൾ ഒരു പാവപ്പെട്ട പട്ടി അതിന്റെ പാട്ടിനു് പോകുന്നതു് കാണുന്നു. പ്യൂൺ ശങ്കരപ്പിള്ള കല്ലെടുത്തു് ഒറ്റയേറു്. പട്ടിയുടെ കാലു് ഒടിഞ്ഞു. അതു് ദയനീയമായി നിലവിളിച്ചുകൊണ്ടു് ഓടുമ്പോൾ ശങ്കരപ്പിള്ളയ്ക്ക് സ്വസ്ഥത. തക്ക സമയത്തു് ഭർത്താവിനെ കിട്ടാത്തതുകൊണ്ടു് ജീവിതം മുഴുവനും “വൃദ്ധകന്യകാത്വം” നയിക്കേണ്ടിവരുമ്പോൾ പട്ടിക്കുട്ടികളെ സ്നേഹിച്ചു തുടങ്ങും. അവയെ വളർത്തും. പട്ടിക്കുട്ടിയെ കിട്ടിയില്ലെങ്കിൽ പൂച്ചക്കുട്ടി മതി. അല്ലെങ്കിൽ ആതുരാലയം നടത്താൻ പോകും. മനഃശാസ്ത്രത്തിൽ ഇതിനെ ‘Displacement’ എന്നു പറയും. രസാവഹമാണു് ഇതിനെക്കുറിച്ച് പഠിക്കുക എന്നതു്. ഭാര്യയ്ക്ക് ഭർത്താവിനെ കണ്ടുകൂടാ, ഭർത്താവിനു് ഭാര്യയെയും. എന്നാൽ സത്യസന്ധമായി അവർ രണ്ടുപേരും അതു പുറത്തുപറയുകയില്ല. ഭർത്താവു് അവിയലിനു് ഉപ്പു കൂടിപ്പോയെന്നു് കുറ്റം പറയുന്നു. അയാൾ ഫാൻ സ്വിച്ചോഫ് ചെയ്യാതെയാണു് ഓഫീസിലേക്ക് പോയതെന്നു് ഭാര്യ കുറ്റപ്പെടുത്തുന്നു. നിസ്സാര കാര്യങ്ങളിൽ തുടങ്ങുന്ന ഈ സംഭഷണം വലിയ ശണ്ഠയായി അവസാനിക്കുന്നു. അവർ പരസ്പരം വെറുക്കുന്നു എന്നതാണു് ഇതിനു് ഹേതു. കെ. രഘുനാഥൻ “ഞാൻ നിവേദിത” എന്ന കഥയിൽ അവതരിപ്പിക്കുന്ന സ്ത്രീ വിവാഹിതയാണു്. പക്ഷേ, അവൾ ഉള്ളുകൊണ്ടു് സ്നേഹിക്കുന്നതു് വേറൊരു പുരുഷനെ. സാമൂഹിക നിയമങ്ങൾ ആ സ്നേഹസാക്ഷാൽക്കാരത്തിനു് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ടു് അവൾ നഴ്സറി സ്കൂൾ നടത്തുന്നു. കുട്ടികളെ സ്നേഹിക്കുന്നു. ഇരുപത്തേഴു കുട്ടികൾ. തൽക്കാലത്തേയ്ക്ക് അവരില്ല എന്നിരിക്കട്ടെ. കുളത്തിൽ കുളിക്കാൻ പോകുമ്പോൾ അവിടെ മത്സ്യമുണ്ടു്. കുഞ്ഞുങ്ങളോടുള്ള സ്നേഹം മത്സ്യങ്ങളിലേക്ക് മാറ്റിയാൽ മതി. രഘുനാഥന്റെ ഈ കഥ “സ്വഭാവപഠന”മാണു്; മനഃശാസ്ത്രത്തിൽ അടിയുറച്ച പഠനം (കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ). ടാഗോറി ന്റെ ‘കവികാഹ്നി’ ചൂഷണം ചെയ്തു് രചിക്കപ്പെട്ടതു് എന്നു് ജി. ശങ്കരക്കുറുപ്പു് എന്നോടു് പലപ്പോഴും പറഞ്ഞിട്ടുള്ള നല്ല ഖണ്ഡകാവ്യം. ആവശ്യത്തിലധികം വാഴ്ത്തപ്പെട്ട ഒരിടത്തരം സൂപ്പർഫിഷൽ നോവൽ. “ചീത്തക്കവിതയെഴുതാൻ രണ്ടു മാർഗ്ഗങ്ങളുണ്ടു്. ഒന്നു്: ചീത്തയായിത്തന്നെ എഴുതുക; രണ്ടു്: അലക്സാണ്ടർ പോപ്പി നെപ്പോലെ എഴുതുക”. ഇങ്ങനെയോ ഇതിനു് സദൃശമായ വിധത്തിലോ പറഞ്ഞതു് ഓസ്കർ വൈൽഡാ ണെന്നാണു് എന്റെ ഓർമ്മ. ഇതു് മാന്യമായ ശകാരം. അമാന്യമായ ശകാരവുമുണ്ടു്. വായനക്കാരോടു് മാപ്പുചോദിച്ചുകൊണ്ടു് ഞാനതു് കുറിക്കുന്നു. പി. ദാമോദരൻ പിള്ള നല്ല നിരൂപകനായിരുന്നു, നല്ല ഗദ്യകാരനായിരുന്നു, വലിയ ബുദ്ധിമാനായിരുന്നു. പക്ഷേ, അദ്ദേഹം പുരോഗമനത്തിനു് എതിരായി നിന്നിരുന്നു. സ്റ്റേറ്റ് കോൺഗ്രസ്സ് “ഉത്തരവാദഭരണ”ത്തിനുവേണ്ടി പ്രക്ഷോഭണം കൂട്ടിയപ്പോൾ ദാമോദരൻ പിള്ള ഒരിക്കൽ എന്നോടു പറഞ്ഞു: ഇവന്മാർക്ക് സി. പി. രാമസ്വാമി അയ്യരു ടെ കോണകം ഇടങ്ങഴി വെള്ളത്തിലിട്ടു് വേകിച്ച്, പതിനാറിൽ ഒന്നാക്കി വറ്റിച്ച്, കഷായമുണ്ടാക്കി സേവിക്കാൻ കൊടുക്കണം. ഇതു് അമാന്യമായ ശകാരം. കലാഹിംസ കാണുമ്പോൾ ചിലർ അമാന്യമായ ഉപാലംഭം നടത്താൻ പ്രവണതയുള്ളവരായിത്തീരും. തൊഴിലാളികളോടു് ചേർന്നു് നിന്നുകൊണ്ടു് അവരെ വഞ്ചിക്കുന്നവരുടെ നേർക്ക് ആ തൊഴിലാളികൾ മൂന്നാം കണ്ണു് തുറക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുലിയൂർ രവീന്ദ്രനു് പറഞ്ഞേ തീരൂ. പറയട്ടെ. പക്ഷേ അദ്ദേഹത്തിന്റേതു് പാട്ടല്ല, ഗർജ്ജനമാണു്. കവിതയുടെ നേർക്കുള്ള മൂന്നാംകണ്ണു തുറക്കലാണു്. ഇങ്ങനെ പോകുന്നു രവീന്ദ്രന്റെ ‘കാവ്യം’ (ദേശാഭിമാനി ഇതു വായിക്കുമ്പോൾ ഓസ്കർ വൈൽഡാകാനല്ല, ദാമോദരൻപിള്ളയാകാനാണെന്റെ ആഗ്രഹം. അതു് മനസ്സിൽ അടക്കിവയ്ക്കട്ടെ. രവീന്ദ്രൻ ഇമ്മട്ടിൽ സൗന്ദര്യഹന്താവാകരുതെന്നു് ഉപദേശിക്കുകയും ചെയ്യട്ടെ. പ്രസംഗംകൊണ്ടു സെൻസേഷൻ സൃഷ്ടിച്ച പ്രഭാഷകനുണ്ടായിരുന്നു മുൻപു്. ഞാനതു ഒരിക്കൽ കേട്ടു് പുളകം കൊണ്ടു. രണ്ടാമതു കേട്ടപ്പോൾ പുളകം ഉണ്ടായില്ല. കാരണം കാണാതെ പഠിച്ച കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ ചിറയിൻകീഴു് വച്ചു കൂടിയ ഒരു സമ്മേളനത്തിൽ അദ്ദേഹവും പി. കേശവദേവും പ്രഭാഷകരായിരുന്നു. അവർ തമ്മിലൊരു തർക്കം. രണ്ടാമതായിട്ടേ താൻ പ്രസംഗിക്കുകയുള്ളൂ എന്നു് അദ്ദേഹം. കേശവദേവും അങ്ങനെ ശഠിച്ചു. ഒടുവിൽ ദേവ് എഴുന്നേറ്റു പറഞ്ഞു: “ശരി, ഞാൻ ആദ്യം പ്രസംഗിച്ചേക്കാം. പക്ഷേ മിസ്റ്റർ… എന്തു പ്രസംഗിക്കുമെന്നും ആ പ്രസംഗത്തിലെ വാക്യം എന്തായിരിക്കുമെന്നും എനിക്കറിയാം. അതിനുള്ള സമാധാനവും ഞാൻ നൽകിയേക്കാം”. ദേവു് രണ്ടാമത്തെ പ്രഭാഷകൻ പറയാൻ പോകുന്ന വാക്യങ്ങൾ ഓരോന്നായി പറഞ്ഞു. അവയ്ക്കു വിമർശനവും നൽകി. രണ്ടാമത്തെയാളിന്റെ ഊഴമെത്തി. അദ്ദേഹത്തിന്റെ വായടഞ്ഞു പോയി. താൻ പറയേണ്ട വാക്യങ്ങളാകെ ദേവ് പറഞ്ഞു കഴിഞ്ഞു. ‘എനിക്കൊന്നും പറയാനില്ല’ എന്നു പറഞ്ഞ് അദ്ദേഹം പോയി. ആളുകൾ ചിരിച്ചു. മനോരമ ആഴ്ചപ്പതിപ്പു് ഞാൻ കൈയിലെടുക്കുന്നു. അഞ്ചു നോവലുകൾ. ഒന്നും വായിക്കുന്നില്ല. എങ്കിലും ദേവിനെപ്പോലെ അഭിപ്രായപ്പെടുന്നു. അഞ്ചും പൈങ്കിളി നോവലുകളായിരിക്കും. പിന്നെ ഒരു കൊലപാതകവർണ്ണനം. ഇവ കഴിഞ്ഞാൽ പ്രൊഫസർ കെ. എം. തരകന്റെ ചിന്താപ്രധാനമായ ‘കാര്യവിചാരം’, വെല്ലൂർ പി. എം. മാത്യു വിന്റെ മനഃശാസ്ത്രപരമായ വിശകലനം, ടോംസി ന്റെ രസകരമായ കാർട്ടൂൺ. ഈ മൂന്നും ഞാൻ നോക്കാറുണ്ടു്. അതു കഴിഞ്ഞാലോ? സ്റ്റുപിഡിറ്റിക്ക് പര്യായമെന്ന മട്ടിൽ സ്ഥലം നികത്താനായി കൊടുക്കുന്ന കൊച്ചു കാർട്ടൂണുകൾ. മാന്യന്മാരെ നിരന്തരം നിന്ദിക്കുന്ന വേറൊരു കാർട്ടൂൺ. ഇവ നോക്കേണ്ടതില്ല. അതുകൊണ്ടു് കവർ പേജിലേക്കു “നടത്തി നേരേ നയനങ്ങൾ രണ്ടും”. സുഹാസിനി യുടെ ചിത്രം. സുന്ദരി. പക്ഷേ അവരുടെ സൗന്ദര്യം നിസ്സാരതയിലേക്കു ചെന്നു വിളറിപ്പോകും ‘ഫ്രന്റ് ലൈനി’ൽ കൊടുത്തിരിക്കുന്ന സ്മിതപാട്ടീലി ന്റെ ചിത്രങ്ങൾ കണ്ടാൽ. വിശേഷിച്ചും 106-ാം പുറത്തെ ചിത്രം. സ്ത്രീക്ക് ഈ സൗന്ദര്യം എങ്ങനെ കിട്ടി? What makes a woman beautiful? എന്ന ലേഖനത്തിൽ ഹാവ്ലകു എല്ലിസ് ഇതിനു മറുപടി നൽകിയിട്ടുണ്ടു്. ഇതിനു മറുപടിയല്ലെങ്കിലും മറുപടിയായി തോന്നുന്ന മട്ടിൽ എഡ്വേഡ് ഷോർട്ടർ A History of Women’s Bodies എന്നൊരു നല്ല പുസ്തകം എഴുതിയിട്ടുണ്ടു്. സ്ത്രീയുടെ ശരീരത്തെ സംബന്ധിച്ച് ഒരു ‘ഡിമിസ്റ്റിഫിക്കേഷൻ’ നടന്നു കഴിഞ്ഞു എന്നാണു് അദ്ദേഹത്തിന്റെ വാദം. ഇതാണു ശരിയെന്നു് എനിക്കു തോന്നുന്നു. ഈ പുസ്തകത്തിൽ നൽകിയിട്ടുള്ള രണ്ടു നേരമ്പോക്കുകൾ: 1) ഒരുത്തൻ ഭാര്യയെ കണ്ടമാനം തല്ലിയതു കൊണ്ടു് ഡോക്ടറെ വിളിച്ചു. ഫീസിന്റെ ഇരട്ടികൊടുത്തു. “ഇരട്ടി എന്തിനു്?” “ഒന്നു് ഇത്തവണത്തേക്ക്. മറ്റേതു് രണ്ടാമതു് അടി കൊടുക്കുമ്പോഴേക്കുള്ളതു്.” 2) ഗർഭച്ഛിദ്രം സംഭവിച്ച് ഡോക്ടറുടെ അടുത്തെത്തിയ സ്ത്രീയോടു് അദ്ദേഹം: “ആ ചൊവ്വാഴ്ച നിങ്ങളുടെ ഭർത്താവു് നിങ്ങളെ തല്ലിയോ?” അവളുടെ മറുപടി: “അയാൾ എന്റെ തലയിലടിച്ചു. ഞാൻ വെളിയിൽ പോയിട്ടു തിരിച്ചുവന്നപ്പോൾ അയാൾ എന്റെ ഉടുപ്പാകെ വലിച്ചു കീറി.” ഒരു കമന്റുമില്ലാതെ എം. പി. നാരായണപിള്ള യുടെ കലാകൗമുദി ലേഖനത്തിൽ നിന്നു് ഒരു ഭാഗം ഉദ്ധരിക്കുന്നു. കമന്റ് വായനക്കാർ നടത്തിയാൽ മതി. “കൃഷ്ണമേനോൻ മത്സരിച്ച ബോബെയിലാരാണു് ഇന്നു മത്സരിക്കുന്നതെന്നറിയാമോ? രാജ്കപൂറി ന്റെ ആയകാലത്തെ ചരക്ക്” (പുറം 20). അശ്ലീല പടങ്ങൾ പ്രയോഗിക്കാതെ സെക്സിന്റെ തേജസ്സെടുത്തു കാണിക്കുന്ന നല്ല നോവൽ. അശ്ലീല പദങ്ങൾ പ്രയോഗിക്കാതെ കലയെ വൾഗറാക്കിക്കാണിക്കുന്ന നോവൽ. ടാഗോറിന്റെ ‘കവികാഹ്നി’ ചൂഷണം ചെയ്തു് രചിക്കപ്പെട്ടതു് എന്നു ജി. ശങ്കരക്കുറുപ്പു് എന്നോടു പലപ്പോഴും പറഞ്ഞിട്ടുള്ള നല്ല ഖണ്ഡകാവ്യം. ആവശ്യത്തിലധികം വാഴ്ത്തപ്പെട്ട ഒരിടത്തരം ‘സൂപർഫിഷൽ’ നോവൽ. ഭാര്യയുടെ ഉപദ്രവത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഗവേഷണത്തിന്റെ പേരിൽ വന്നിരിക്കാൻ പറ്റിയ സ്വർഗ്ഗം. അദ്ധ്യക്ഷ്യം വഹിക്കാൻ ചെർനെൻകോ യും, ഉദ്ഘാടനം ചെയ്യാൻ റെയ്ഗനും, പ്രസംഗിക്കാൻ സിയോപിങ്ങും, കൃതജ്ഞത പറയാൻ താച്ചറും വേണമെന്നു കരുതി തിരുവനന്തപുരത്തെത്തുന്ന യൂണിയൻ ഭാരവാഹികൾ ആരെയും കിട്ടാതെ എം. കൃഷ്ണൻ നായരെ വിളിച്ചു കൊണ്ടുപോയി പ്രസംഗിപ്പിക്കുകയും കൃതജ്ഞത പ്രകാശിപ്പിക്കുന്ന സന്ദർഭത്തിൽ അയാളെ അപമാനിച്ചു വിടുകയും ചെയ്യുന്ന ചടങ്ങ്. പ്രേതബാധ—ഒരപഗ്രഥനം എന്ന പേരിൽ പി. എം. മാത്യു വെല്ലൂർ മനോരമ ആഴ്ചപ്പതിപ്പിൽ രണ്ടു ലേഖനങ്ങളെഴുതി. അവയ്ക്കു മറുപടിയെന്ന നിലയിൽ ഫാദർ ജിയോ കപ്പലുമാക്കൽ പൗരധ്വനി വാരികയിലെഴുതിയ ലേഖനം (ലക്കം 52) പ്രിയപ്പെട്ട വായനക്കാർ ഒന്നു നോക്കേണ്ടതാണു്. ഒരു മര്യാദയുമില്ലാത്ത കാലമാണിതെന്നു് എനിക്കറിയാം. എങ്കിലും ഇത്രത്തോളമാകാമോ? ക്രിസ്തു ശിഷ്യനായ ജിയോ കപ്പലുമാക്കൽ എഴുതുന്നു: അസുഖത്തെത്തുടർന്നു് കോട്ടയം മെഡിക്കൽ സെന്ററിൽ കിടക്കുമ്പോഴാണു് ഞാൻ ശ്രീ. പി. എം. മാത്യുവിനെ ആദ്യമായി കാണുന്നതു്. പ്രസിദ്ധമായ വെല്ലൂർ ആശുപത്രിയിൽ നിന്നും റിട്ടയർ ചെയ്ത പ്രശസ്തനും പക്വമതിയുമായ ഒരാളുടെ ചിത്രമാണു മാത്യു വെല്ലൂർ എന്ന നാമം എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നതു്. എന്നാൽ മറുനാടൻ ഫോമിലുള്ള, ചെറുപ്പക്കാരനായ ഒരു താടിമീശക്കാരനെയാണു നേരിൽ കണ്ടതു്. ഈ പ്രശസ്തൻ എന്തേ ഇത്ര വേഗം ആശുപത്രിവിട്ടുപോരേണ്ടിവന്നു എന്ന ചിന്തയാണു്, അദ്ദേഹം സ്വയം എനിക്കു പരിചയപ്പെടുത്തിയപ്പോൾ മനസ്സിലേക്ക് കടന്നു വന്നതു്. മാത്യുവിന്റെ വാദങ്ങൾക്കു മറുപടി പറയുക എന്ന മുഖ്യമായ പ്രവൃത്തി മറന്നു് പുരോഹിതനായ ജിയോ അദ്ദേഹത്തിന്റെ ആകൃതി വർണ്ണിക്കുന്നു; അതും പുച്ഛമാർന്ന മട്ടിൽ. “എന്നോടു ചേർന്നു നിൽക്കാത്തവൻ എന്റെ എതിരാളി” എന്നു പറഞ്ഞ മനുഷ്യപുത്രൻ കപ്പലുമാക്കലിനെ സുഹൃത്തായി കരുതുമോ? അതോ എതിരാളിയായി കരുതുമോ? എന്നെപ്പോലുള്ള സാധാരണ മനുഷ്യർ നിയന്ത്രണം വിട്ടു സംസാരിക്കുന്നതു് ഒരളവിൽ മനസ്സിലാക്കാം. സുജനമര്യാദയുടെ ശാശ്വത പ്രതിരൂപങ്ങളായി വർത്തിക്കേണ്ട പുരോഹിതന്മാർ ഇമ്മട്ടിൽ സഭ്യതയുടെ സീമ ലംഘിക്കുന്നതു് ശരിയല്ല. മര്യാദ വെറും കാപട്യമല്ല. അന്തരംഗം ശുദ്ധമായവനേ മര്യാദ പാലിക്കാൻ കഴിയൂ. കരഘോഷം കൊണ്ടു മുഖരിതമായ ഹോളിൽ നിന്നു പിയാനോ വായിച്ചയാൾ പോകാൻ ഭാവിച്ചപ്പോൾ ഒരു പെൺകുട്ടി അയാളെ സമീപിച്ച് “സർ, ഓട്ടോഗ്രാഫ് തരുമോ?” എന്നു ചോദിച്ചു. “ഇല്ല കുട്ടീ എന്റെ കൈകൾ പിയാനോ വായിച്ചു തളർന്നിരിക്കുകയാണു്” എന്നു മറുപടി. പെൺകുട്ടി പറഞ്ഞു: “എന്റെ കൈകളും തളർന്നിരിക്കുകയാണു്. കൈയടിച്ചതിന്റെ ഫലമായ തളർച്ച.” പുഞ്ചിരിയോടെ പിയാനിസ്റ്റ് ഓട്ടോഗ്രാഫ് നൽകി. സങ്കര സംസ്കാരത്തിന്റെ ഉജ്ജ്വല പ്രതീകമായി ഇന്ദിരാഗാന്ധി യെ കാണുന്നു, പി. പി. ഉമ്മർ കോയ (ചന്ദ്രിക വാരിക) സംസ്കാരഭദ്രമായ മനസ്സു് സംസ്കാരസൗരഭ്യം ശ്വസിക്കുന്നു. ആ മനസ്സിനു് എന്റെ അഭിവാദനം. രാമകൃഷ്ണൻ ഒരു കുറ്റവും ചെയ്യാത്ത നല്ലവൻ. പക്ഷേ, തെളിവുകൾ അയാളെ കൊലപാതകിയാക്കുന്നു. ഇതാണു് വി. പി. മനോഹരൻ ‘ഈയാഴ്ച’ വാരികയിലെഴുതിയ “ഒരു കുറ്റാന്വേഷണ കഥയുടെ അന്ത്യം” എന്ന കഥയുടെ സാരം. ഐഡന്റിറ്റിയെക്കുറിച്ചുള്ള ഇത്തരം കഥകൾ ഞാൻ ധാരാളം വായിച്ചിട്ടുണ്ടു്. വിശേഷിച്ചും മാക്സ് ഫ്രിഷി ന്റെ I’am not Stiller എന്ന ഉജ്ജ്വലമായ നോവലും. അതുകൊണ്ടു മനോഹരന്റെ കഥയിൽ ഒരു പുതുമയും തോന്നിയില്ല എനിക്ക്. കുഞ്ഞച്ചൻ പള്ളിയിൽ പോകേണ്ട സമയത്തു് ഷാപ്പിൽ കയറി കള്ളു കുടിക്കുന്നു. അയാളുടെ ഛർദ്ദിക്കലും പശ്ചാത്താപവും മതിവിഭ്രമവും ചെറിയാൻ കെ. ചെറിയാന്റെ “കുഞ്ഞച്ചൻ” എന്ന കഥയിലെ വിഷയങ്ങൾ. കവിയും കഥാകാരനുമായ അദ്ദേഹം ഇത്തരത്തിലൊരു ബോറൻ കഥ എങ്ങനെ രചിച്ചു എന്നാലോചിച്ച് ആലോചിച്ച് എനിക്കും കുഞ്ഞച്ചനെപ്പോലെ മതിവിഭ്രമം (കഥ, കഥാമാസികയിൽ). ഞാനൊരു പണ്ഡിതനും വിവേകശാലിയുമാണെന്നു തെറ്റിദ്ധരിച്ച് പലരും ജീവിതത്തെ സംബന്ധിക്കുന്ന സംശയങ്ങൾ പരിഹരിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. എന്റെ വായനക്കാരിൽ നിന്നു് ഒരു വ്യത്യസ്തതയും എനിക്കില്ല. എങ്കിലും “പരാജയം എങ്ങനെ ഒഴിവാക്കാം” എന്ന ഒരു ചോദ്യത്തിനു് ഉത്തരം നൽകട്ടെ. സ്വന്തം അഭിമാനത്തിനു മുറിവു പറ്റുന്ന വിധത്തിൽ സ്ത്രീകളോടു ദാക്ഷിണ്യം കാണിക്കരുതു്. മൂസായുടെ ആദ്യ അടയാളത്തിൽ നാം കണ്ടത്- പെസഹാ- അല്ലാഹു ബലിയർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം വീട്ടിന്റെ കട്ടിളക്കാലിൽ പുരട്ടാത്ത എല്ലാ ആദ്യജാതന്മാർക്കും മരണം വിധിച്ചതിനെക്കുറിച്ചാണു. ഫിർഔൻ ഇതിനു കീഴടങ്ങാതിരുന്നതു കൊണ്ട് തന്റെ ആദ്യജാതനായ മകൻ മരിക്കുകയും… Read More »മൂസായുടെ 2ആം അടയാളം: ന്യായ പ്രമാണം Local Body Elections 2020| മലയാളികളെ വീഴ്ത്തുമോ കണ്ണൂരിന്റെ മരുമകൾ അസം സ്വദേശിനി മുൻമിയുമുണ്ട് തെരഞ്ഞെടുപ്പ് അങ്കത്തിന് ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മുൻമി മത്സരിക്കുന്നത്. കണ്ണൂർ: ഏഴുവർഷം മുൻപ് കണ്ണൂരിന്റെ മരുമകളായി എത്തിയ അസം സ്വദേശിനി മുൻമിയുമുണ്ട് ഇത്തവണ മലയാളി നാട്ടിലെ തെര‍ഞ്ഞെടുപ്പ് അങ്കത്തിന്. മുൻമിക്ക് വോട്ട് പിടിക്കാൻ ഭാഷ ഒരു പ്രശ്നമേയല്ല. ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മുൻമി മത്സരിക്കുന്നത്. ഇതോടെ മുൻമി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അസമിൽ മാത്രമല്ല തനിക്ക് ഇങ്ങ് കേരളത്തിലും നല്ല പിടിയാണെന്ന് മുൻമി പറഞ്ഞാൽ ചിരിച്ചുതള്ളേണ്ടെന്ന് ചുരുക്കം. കണ്ണൂരിന്റെ മരുമകളായി എത്തിയപ്പോൾ ഇങ്ങനെയൊക്കെ ആയി തീരുമെന്ന് മുൻമി ഒരിക്കലും കരുതിയിട്ടുമുണ്ടാവില്ല. അസമിലെ ലോഹിന്‍പൂരിലെ ലീല ഗഗോയ്- ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ് ഈ ഇരുപത്തിയഞ്ചുകാരി. വഴിതെറ്റിയെത്തിയ ഒരു മിസ്ഡ് കോളാണ് മുൻമിയുടെ ജീവിതത്തിൽ വഴിതിരിവായത്. ചെങ്കൽ പണയിലെ ജോലിക്കാരെ തേടിയാണ് ഇരിട്ടി പയഞ്ചേരിയിലെ ഷാജി അസാമിലുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചത്. നമ്പർ തെറ്റിവന്നതാണെന്ന് അറിയാതെ മറുതലക്കൽ കോൾ എടുത്തത് ഒരു യുവതി. ഹിന്ദി നന്നായി അറിയാവുന്ന ഷാജി പിന്നെ വീണ്ടും വീണ്ടും വിളിച്ചു. അത് പ്രണയമായി വളരാൻ താമസമുണ്ടായില്ല. ഒരു വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരിട്ടിയുടെ സ്വന്തം ഷാജി അസമിന്റെ സ്വന്തം മുൻമിയെ ജീവിത സഖിയാക്കി കൂടെ കൂട്ടി. ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡായ വികാസ് നഗറിലാണ് മുന്‍മി ജനവിധി തേടുന്നത്. മലയാളം സംസാരിക്കുമെങ്കിലും എഴുതാനും വായിക്കാനും മുൻമിക്ക് അത്രവശമില്ല. വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്‌നമല്ലെന്നാണ് മുന്‍മിയുടെ വാദം. ഇരിട്ടി ഊവ്വാപ്പള്ളിയിലെ ഒറ്റമുറി വാടകവീട്ടിലാണ് ഇവര്‍ ഇപ്പോൾ താമസിക്കുന്നത്. ബിജെപിയുടെ കടന്നുവരവോടെ അസമിലെ കോൺഗ്രസിനുണ്ടായ തകർച്ചയും മുൻമിയുടെ ഓർമകളിലുണ്ട്. കോൺഗ്രസ് പ്രവർത്തകരായിരുന്ന തന്റെ കുടുംബം മുഴുവൻ ബിജെപിയിലേക്ക് ചേർന്നുവെന്ന് മുൻമി പറയുന്നു. ജീവിത പങ്കാളിയായ ഷാജി സംഘപരിവാർ കുടുംബത്തിലെ അംഗമായതിനാൽ കേരളത്തിലെത്തിയ മുൻമിക്ക് പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല. വെറുതെ സ്ഥാനാർഥിയാവുകയായിരുന്നില്ല. നാട്ടിലുള്ള ഇടപെടലുകൾ തന്നെയാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടാൻ മുൻമിയെ സഹായിച്ചത്. പച്ച മലയാളത്തിൽ സംസാരിക്കുന്ന മുൻമി നാട്ടുകാർക്കും അയൽവാസികൾക്കും പ്രിയങ്കരിയാണ്. നരേന്ദ്ര മോദി സർക്കാറിന്റെ വികസന പദ്ധതികൾ തന്റെ വാർഡിലും നടപ്പിലാക്കുമെന്ന ഉറപ്പു നൽകിയാണ് വീടുകൾ തോറും കയറിയിറങ്ങി മുൻമി വോട്ട് പിടിക്കുന്നത്. Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Job Recruiter വണ്ണം കൂടുതലായതിനാൽ യുവതിക്ക് ജോലി നൽകാൻ കഴിയില്ലെന്ന് തൊഴിലുടമ; എതിർപ്പുമായി റിക്രൂട്ടർ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് ഒമ്പത് വര്‍ഷം മുന്‍പ് ദത്ത് നല്‍കിയ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ; ആഴ്ചയിലൊരിക്കല്‍ കാണാന്‍ അനുമതി നല്‍കി കോടതി T20 World Cup| പുലരുവോളം ഓസീസ് ടീമിന്റെ ആഘോഷം; താരങ്ങളായി സ്‌റ്റോയിനിസും വെയ്ഡും- വീഡിയോ ഡ്രെസ്സിംഗ് റൂമിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്പിന്നര്‍ ആഡം സാംപ. ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന പരമ്പരാഗത ആഘോഷം മുടക്കാതെ ഫിഞ്ചും മാത്യു വെയ്ഡും മാര്‍കസ് സ്റ്റോയിനിസും. ദുബായ്: ടി20 ലോകകപ്പ് (T20 World Cup) ജയം ആഘോഷമാക്കി ഓസ്‌ട്രേലിയന്‍ (Australia) ടീം. നേരം പുലരുവോളം നീണ്ടു ആരോണ്‍ ഫിഞ്ചിന്റെയും (Aaron Finch) കൂട്ടരുടെയും ആഘോഷം. ഒന്നര പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനിച്ചതിന്റെ ആവേശത്തിലായിരുന്നു കംഗാരുപ്പട. ഡ്രെസ്സിംഗ് റൂമിലെ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്പിന്നര്‍ ആഡം സാംപ. ഷൂവില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന പരമ്പരാഗത ആഘോഷം മുടക്കാതെ ഫിഞ്ചും മാത്യു വെയ്ഡും മാര്‍കസ് സ്റ്റോയിനിസും. സ്റ്റേഡിയത്തില്‍ നിന്നുള്ള മടക്കവും ഗാര്‍ഡ് ഓഫ് ഓണറോടെ. അവിടെയും താരമായി സ്റ്റോയിനിസ്. അടുത്ത മാസം എട്ടിന് തുടങ്ങുന്ന ആഷസ് ടെസ്റ്റ് പരന്പരയിലാണ് ഓസ്‌ട്രേലിയന്‍ ടീം ഇനി കളിക്കുക. ടി20യില്‍ ന്യുസീലന്‍ഡിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പര ഫെബ്രുവരിയില്‍ നടക്കും. IND vs NZ അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍ INDvNZ വീണ്ടും രക്ഷകനായി ശ്രേയസ്! കിവീസ് വിയര്‍ക്കുന്നു; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 200 കവിഞ്ഞു INDvNZ ഭരതിന്റെ കഴിവിനെ കുറിച്ച് ദ്രാവിഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞരുന്നു; വ്യക്തമാക്കി ലക്ഷ്മണ്‍ നടുവിൽ: ശുഹൈബ് മെമ്മോറിയൽ യൂത്ത് സൻെററിൻെറ ആഭിമുഖ്യത്തിൽ നടുവിൽ മേഖലയിലെ നിർധനരായ 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കെ. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വി.എം. നന്ദകിഷോർ, സ്റ്റെനിൽ ജോർജ്, അഖിൽ ജോസഫ്, വി. അൻവർ എന്നിവർ നേതൃത്വം നൽകി. ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിച്ച് കമ്പനികൾ; ഒറ്റയടിക്ക് കൂട്ടിയത് 33 ശതമാനംവരെ; വില വർധിപ്പിക്കുന്നത് രണ്ട് മാസത്തെ ഇടവേളയിൽ മഴ കഴിഞ്ഞാൽ ഉടൻ റോഡ് പണി ആരംഭിക്കും; 119 കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്; റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും മന്ത്രി ചോദ്യപേപ്പർ വാട്‌സ് ആപ്പിലൂടെ ചോർന്നു; യു.പിയിൽ അദ്ധ്യാപക യോഗ്യത പരീക്ഷ റദ്ദാക്കി വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; അപകടം പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ കണ്ണൂർ കോൺഗ്രസിൽ സുധാകരന്റെ ബദൽ; കെപിസിസി അധ്യക്ഷനായി ശത്രു എത്തിയത് സഹിക്കാൻ കഴിയാത്ത നേതാവ്; തലശ്ശേരി സഹകരണ ആശുപത്രിയിൽ ബദൽ പാനലുമായി എത്തിയത് പാർട്ടിയെ വെല്ലുവിളിക്കാൻ; മമ്പറം ദിവാകരന്റെ അച്ചടക്ക ലംഘനത്തിന് മാപ്പില്ല; മുതിർന്ന നേതാവിനെ പുറത്താക്കി തീരുമാനം എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം ചെന്നിത്തല ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ഒപ്പം പ്രവർത്തിച്ച സെക്രട്ടറി; രാഹുലിൽ പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ഉറ്റു നോക്കുന്നത് മമതയെ; കോൺഗ്രസിനെ മൊത്തത്തോടെ വിഴുങ്ങി മമതാ കൊടുങ്കാറ്റ് തുടരുമ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വരെ ഒപ്പം ചേരുമോ? വിശാല പ്രതിപക്ഷത്തിന്റെ നേതാവായി മമത ഉയർന്നു വരുന്നത് ഇങ്ങനെ മന്ത്രി വീണാ ജോർജിനെ നിർത്തിപ്പൊരിച്ച് സിപിഎം പത്തനംതിട്ട ഏരിയാ സമ്മേളനം; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കണം; സാധാരണ പ്രവർത്തകരിൽ നിന്നും അകന്നു; സിപിഎം ജില്ലാ നേതാക്കളുടെ ഫോൺ പോലും മന്ത്രി എടുക്കുന്നില്ല; പ്രഖ്യാപിച്ച വികസന പദ്ധതികൾ ഒന്നും നടപ്പാക്കിയില്ല: മന്ത്രിക്ക് കൂട്ട് മറ്റു പാർട്ടിക്കാരെന്നും വിമർശനം ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ; കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ കീഴടക്കി എടികെ മോഹൻ ബഗാൻ; തുടർച്ചയായ രണ്ടാം ജയത്തോടെ എടികെ ഒന്നാമത് ആരെയും നിലനിർത്തില്ല പുതിയ ടീം' ഒരുക്കാൻ പഞ്ചാബ്; കോഹ്ലിയും മാക്സ്വെല്ലും ബാംഗ്ലൂരിൽ തുടരും; പുതിയ നായകൻ ആരാകുമെന്ന ആകാംക്ഷയിൽ ആരാധകർ അഞ്ചു വിക്കറ്റുമായി അക്ഷർ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അശ്വിനും; കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; 296 റൺസിന് പുറത്ത്; കാൺപുർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡ്; ശുഭ്മാൻ ഗിൽ തുടക്കത്തിൽ പുറത്ത്; മൂന്നാംദിനം ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ് ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്‌ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത് അമിത സ്വാതന്ത്ര്യം ബി ബി സിക്ക് വിനയാകും; എല്ലാ സഹകരണവും പിൻവലിച്ച് വില്യം രാജകുമാരൻ; ഐ ടി വിക്ക് ക്രിസ്ത്മസ് സന്ദേശം നൽകുന്നത് മറുപണി; ബി ബി സി വൻ കുഴപ്പത്തിൽ സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ് വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പോകുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ എണ്ണവില; ആനുപാതിക നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിയാം; ഉംറ ബുക്കിങ് നടത്താൻ സംവിധാനം; തിരക്കുള്ള ദിവസവും സമയവും മുൻകുട്ടി അറിയാനുള്ള ആപ്പ് പുറത്തിറങ്ങി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം ആ രംഗം കണ്ടപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി; അവനിപ്പോൾ പക്വതയുള്ള നടനായി മാറിയിരിക്കുന്നു; മരക്കാറിലെ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് സുചിത്ര ഈശോ ക്രിസ്മസിന് തന്നെ പുറത്തിറക്കണം; എനിക്കതൊന്ന് കാണണം; ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തത്; നാദിർഷായോടെ പി സി ജോർജ്ജ് വീട് സ്വന്തമാക്കിയത് ചെന്നൈയിലെ ഏറ്റവും വില കൂടിയ സ്ഥലത്ത്; വിഗ്നേഷിനൊപ്പം ജീവിതമാരംഭിക്കാൻ നയൻ താര; രജനീകാന്തിന് പിന്നാലെ ഇനി നയൻതാരക്കും പോയസ് ഗാർഡനിൽ സ്വപന ഭവനം രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു 'മൂന്നാംമുറയുടെ' അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; താഹിറ അസീസിന്റെ മരണം പങ്കാളിയുടെ മരണത്തെത്തുടർന്നെന്ന് സൂചന ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് 25കാരി ഒളിച്ചോടിയത് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ടാക്സി ഡ്രൈവർക്കൊപ്പം; പ്രതികൾ പിടിയിലായത് രണ്ടാമത്തെ കുഞ്ഞിനെയും ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ; അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്‌തെന്ന് പൊലീസ് മലപ്പുറം: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഷെയർചാറ്റിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ മലപ്പുറത്തെ 25കാരിയും കാമുകനും പിടിയിൽ. മലപ്പുറം ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെയും കാമുകൻ തൃശൂർ അർണാട്ടുകര മാൻകുളങ്ങര പറമ്പിൽ അമീറി (38)നെയുമാണ് എടക്കര പൊലീസ് ഇൻസ്‌പെക്ടർ പി.എസ് മഞ്ജിത്ത് ലാൽ അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാലിനാണ് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട അമീറിനൊപ്പം യുവതി ഒളിച്ചോടിയത്. ഏഴു വയസായ കുട്ടിയെ മാതാവിനെ ഏൽപിച്ച ശേഷം മൂന്നര വയസുള്ള കുട്ടിയെ കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്. ഇതേ തുടർന്നു യുവതിയുടെ മാതാവ് എടക്കര പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രതികൾ നാലു ദിവസത്തോളം തൃശൂർ, ആലപ്പുഴ ഭാഗങ്ങളിൽ കറങ്ങി. അതിനിടെ കൂടെയുള്ള കുട്ടിയെയും ഉപേക്ഷിക്കാനായി നാട്ടിൽ തിരിച്ചത്തെിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. ഇന്നു ഉച്ചക്ക് രണ്ടരയോടെ ചുങ്കത്തറ പൂച്ചക്കുത്തിലെ ബന്ധുവീട്ടിൽ കുട്ടിയെ ഉപേക്ഷിച്ച് തിരിച്ചു പോകുന്നതിനിടെയാണ് യുവതിയും കാമുകനും പിടിയിലായത്. തൃശൂരിൽ നിന്നു ബസ് മാർഗം നിലമ്പൂരിലത്തെി ഓട്ടോ വിളിച്ചു പൂച്ചകുത്തിലെ ബന്ധുവീട്ടിൽ എത്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ ഇവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. പിടിയിലായ അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെയാണ് ചൂഷണം ചെയ്തത്. സാമ്പത്തിക ചൂഷണവും പതിവാണ്. ഖത്തറിലേക്കു വിസ വാഗ്ദാനം ചെയ്ത് ചീരകുഴിയിലെ കാമുകിയുടെ സഹോദരനിൽ നിന്നു പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ ടാക്‌സി ഡ്രൈവറായ പ്രതിക്ക് ഭാര്യയും മകളുമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത്. കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരെയും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർക്ക് പുറമെ എസ്ഐ ജോസ്, സിപിഒമാരായ അരുൺ, ടി.എസ്. നിഷ എന്നിവരാണ് ഇവരെ പിടികൂടിയത്. വയലത്തല സർക്കാർ ശിശുമന്ദിരത്തിൽ കുട്ടികളുടെ ഒളിച്ചോട്ടം തുടർക്കഥ നമ്മുടെ സ്‌പെഷ്യൽ കുഞ്ഞുങ്ങൾ കോവിഡ് കാലത്ത് ഹാപ്പിയാണോ? എസ് എ എയെ തൂത്തെറിയാൻ വേണ്ടത് യോജിച്ച ഇടപെടൽ നാളെ മുതൽ കുഞ്ഞുങ്ങൾക്ക് പുതിയൊരു വാക്‌സിൻ കൂടി മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ ആവശ്യപ്പെട്ടത് 45 ലക്ഷം സ്ത്രീധനം; അടിമയെ പോലെ ജോലി ചെയ്യിച്ചു; ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; മാനസിക ദൗർബല്യം ആരോപിച്ചു; പോരാത്തതിന് സുഹൈലിന്റെ രതിവൈകൃതവും; സ്‌റ്റേഷനിൽ സിഐയുടെ കയർക്കലോടെ പ്രതീക്ഷയും പോയി; എഫ് ഐ ആറിൽ സിഐയ്‌ക്കെതിരെ പരമാർശം; മോഫിയയ്ക്ക് നീതി കിട്ടുമോ? പരാതിക്കാരിയെ തന്ത്രത്തിൽ കാറിൽ കയറ്റി; ദാഹം തീർക്കാൻ കൊടുത്തത് മയക്കും ജ്യൂസ്; സജിമോൻ ഏരിയാ നേതാവിന്റെ മാനസപുത്രൻ; ഒത്തു തീർപ്പ് നീക്കം പൊളിച്ചത് മറുനാടൻ വാർത്ത; പീഡനവും ഷൂട്ടിങും നടത്തിയത് രണ്ടു പ്രതികൾ; മറ്റു 10 പേരും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ: സമ്മേളനക്കാലത്ത് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി നേതാക്കൾ ജാക്വിലിനെ ചുംബിക്കുന്ന മിറർ സെൽഫി; പരോളിൽ ഇറങ്ങിയ സമയത്തെ സെൽഫിയിലുള്ളത് ജയലിനുള്ളിൽ ഇരുന്ന് തട്ടിപ്പിന് ഉപയോഗിച്ച അതേ ഫോൺ; ബോളിവുഡ് നടിയും തട്ടിപ്പുകാരനും ചെന്നൈയിൽ വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പുറത്ത്; ഇഡിയുടെ അന്വേഷണം ബോളിവുഡിലേക്ക്; ലീനാ മരിയ പോൾ കേസിൽ പുതിയ ട്വിസ്റ്റ് ഡിഎൻഎ പരിശോധന അട്ടിമറിച്ചത് ലോക്കൽ സെക്രട്ടറിയായിരിക്കെ; ബ്രാഞ്ച് സെക്രട്ടറിയായപ്പോൾ വീട്ടമ്മയെ കാറിൽ കൊണ്ടു പോയി നഗ്ന വീഡിയോ എടുക്കൽ; വൈറലായപ്പോൾ വീണ്ടും കുടുങ്ങി സജിമോൻ; മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തിയെന്ന് കേസ്; ഒടുവിൽ സിഎമ്മുകാരനെതിരെ കേസ് എടുത്ത് പൊലീസ് യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനിൽ സിഗ്‌നൽ ലഭിച്ചത് നിർണ്ണായകമായി; ലോഡ്ജുകളിൽ വിവരം അതിവേഗം എത്തിച്ചത് സഹോദരിമാരുടെ ബംഗ്ലൂർ യാത്രയെ പൊളിച്ചു; പാമ്പാടിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയത് പൊലീസിന്റെ കരുതൽ വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും സൈജുവിന്റെ മൊബൈലിൽ; കോട്ടയത്തു നിന്ന് കാക്കനാട്ടെത്തി നമ്പർ 18 ഹോട്ടൽ താവളമാക്കിയത് രാസലഹരി കടത്തിന് തന്നെ; റോയി വയലാട്ടിന്റെ സുഹൃത്ത് കോഴിക്കോട് മാഫിയയുടെ കൊച്ചി ഏജന്റ്; മോഡലുകളുടെ മരണത്തിൽ മുതലാളി കുടുങ്ങുമോ? ഞാൻ പോവുകയാണ് മോനെ കൊണ്ടുപോകാൻ ധൈര്യമില്ല എന്നോട് ക്ഷമിക്കണം; എഫ്‌സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകനു കത്തെഴുതി വച്ച്; നയനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ ആശുപത്രിയിലെത്തിയത് കഴുത്തിലും കൈയിലും ചൊറിച്ചിൽ അനുഭവപ്പെട്ടതിനാൽ; കുറ്റിപ്പുറം താലുക്കാശുപത്രിയിലെ ഡോക്ടർ നിർദ്ദേശിച്ചത് അലർജ്ജിക്കുള്ള 2 ഡോസ് കുത്തിവെപ്പ്; ഇൻജക്ഷൻ എടുത്ത യുവതി കുഴഞ്ഞു വീണത് നിമിഷങ്ങൾക്കകം; സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി യുവതി വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി അഞ്ചംഗ സംഘം; ചോദ്യം ചെയ്ത പിതാവിനെ കുത്തിയത് തലയുൾപ്പടെ ആറോളം ഭാഗങ്ങളിൽ; ലഹരി സംഘത്തിന്റെ അക്രമണത്തിൽ ഭയന്ന് ദൃസാക്ഷികളും ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിച്ച് കമ്പനികൾ; ഒറ്റയടിക്ക് കൂട്ടിയത് 33 ശതമാനംവരെ; വില വർധിപ്പിക്കുന്നത് രണ്ട് മാസത്തെ ഇടവേളയിൽ കണ്ണൂർ കോൺഗ്രസിൽ സുധാകരന്റെ ബദൽ; കെപിസിസി അധ്യക്ഷനായി ശത്രു എത്തിയത് സഹിക്കാൻ കഴിയാത്ത നേതാവ്; തലശ്ശേരി സഹകരണ ആശുപത്രിയിൽ ബദൽ പാനലുമായി എത്തിയത് പാർട്ടിയെ വെല്ലുവിളിക്കാൻ; മമ്പറം ദിവാകരന്റെ അച്ചടക്ക ലംഘനത്തിന് മാപ്പില്ല; മുതിർന്ന നേതാവിനെ പുറത്താക്കി തീരുമാനം വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; അപകടം പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ആലപ്പുഴയിൽ അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം അമ്മ തൂങ്ങിമരിച്ച നിലയിലും മക്കളെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി മോഫിയയുടെ വീട് ഇന്ന് ഗവർണർ സന്ദർശിക്കും; ഗവർണ്ണറുടെ സന്ദർശനം ഉച്ചയോടെ പെൻഷനും ആനുകൂല്യവുമില്ലാത്തതിനാൽ ലോൺ തിരിച്ചടവ് മുടങ്ങി; 25 ലക്ഷം തിരിച്ചടച്ചില്ലെങ്കിൽ ഉടൻ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ബാങ്കിന്റെ അന്ത്യശാസനം; താൽകാലിക പെൻഷൻ പോലും പിണറായി നൽകാത്തത് വീട്ടിൽ നിന്ന് ഈ പാവത്തെ ഇറക്കി വിടാനോ? വീടും രാധാകൃഷ്ണന് നഷ്ടമായേക്കും ഏകീകരണ കുർബാനയും ജനാഭിമുഖ കുർബാനയും അർപ്പിച്ച് പള്ളികൾ; സഭയിൽ തർക്കം രൂക്ഷമാകുന്നു പുതുയുഗപ്പിറവിയെന്ന് സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി; ഈസ്റ്ററിനുള്ളിൽ എല്ലാ ദേവാലയങ്ങളിലേക്കും പുതിയ രീതി കൊണ്ടുവരാൻ സിനഡ് പിണറായി വിജയൻ ഒരു മനുഷ്യനല്ല; മനുഷ്യന്റെ രൂപത്തിലുള്ള ആ വലിയ മൃഗം എന്നെ കടിച്ചു കീറി കൊല്ലും; സിപിഎമ്മുകാർ ഏതു സമയവും എന്നെ കൊല്ലും; മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ടു; പിണറായി സർക്കാർ നീതി നിഷേധിച്ചത് പത്തു തവണ; ആശുപത്രി കിടക്കിയിലും മനസ്സ് നിറയെ ഭയം; മുൻ ഐപിഎസുകാരൻ രാധാകൃഷ്ണൻ പീഡനം പറയുമ്പോൾ മുന്നണി പോരാളികളെ പിരിച്ചുവിട്ടത് അവരുടെ വേദനകൾ കാണാതെ; അധിക ചികിൽസാ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടി; റിസ്‌ക് അലവൻസ് കൊടുക്കാനുള്ളത് 15 കോടി; ഒമിക്രോൺ നുഴഞ്ഞു കയറിയാൽ ആരോഗ്യ കേരളത്തിന് അതു വലിയ തലവേദനയാകും; കരുതലുകളിൽ ആലോചന തുടങ്ങി വയനാട്ടിൽ 45-കാരനെ കെട്ടിയിട്ട് മർദിച്ച് കൊന്ന സംഭവം രണ്ടാംഭാര്യയുടെ മാതാവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ പൊലീസ് എത്തും മുൻപെ തെളിവുൾപ്പടെ നശിപ്പിച്ചിട്ടും തുണയായത് അയൽവാസികളുടെ മൊഴി; കുടതൽ പേർ പിടിയിലാകുന്നതുകൊല നടന്ന് ഒരു വർഷം തികയാറാകുമ്പോൾ 1960 രൂപയുള്ള ചുവന്ന രക്താണു തൊട്ടടുത്തുള്ള തിരുവനന്തപുരം മെഡി.കോളേജ് ബ്ലഡ് ബാങ്കിൽ വെറും 600 രൂപ; ജനറൽ ആശുപത്രിയിൽ സൗജന്യവും; കരുണയ്ക്ക് പകരം ബില്ലിൽ നിറയുന്നത് ക്രൂരത; ക്യാൻസർ രോഗികളുടെ ഗതികേടിനെ മുതലാക്കി ആർസിസി നിരക്ക് കൂട്ടുമ്പോൾ ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം; 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കും; കേരളത്തിൽ മൂന്ന് ദിവസം മഴ മുന്നറിയിപ്പ് ആവശ്യപ്പെട്ടത് 45 ലക്ഷം സ്ത്രീധനം; അടിമയെ പോലെ ജോലി ചെയ്യിച്ചു; ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; മാനസിക ദൗർബല്യം ആരോപിച്ചു; പോരാത്തതിന് സുഹൈലിന്റെ രതിവൈകൃതവും; സ്‌റ്റേഷനിൽ സിഐയുടെ കയർക്കലോടെ പ്രതീക്ഷയും പോയി; എഫ് ഐ ആറിൽ സിഐയ്‌ക്കെതിരെ പരമാർശം; മോഫിയയ്ക്ക് നീതി കിട്ടുമോ? മദ്യക്കുപ്പി കാണാത്തതിന് മിണ്ടാപ്രാണിയോട് കൊടുംക്രൂരത; ഭാര്യയെ മർദ്ദിച്ച് അരിശം തീരാഞ്ഞ് ആടിനെ വെട്ടിക്കൊന്നു; കൊട്ടാരക്കരയിൽ ബാങ്ക് മാനേജർ അറസ്റ്റിൽ 5000 അദ്ധ്യാപകർ ഇനിയും വാക്‌സിൻ എടുത്തില്ല; ആരോഗ്യപരമായ കാരണങ്ങളാൽ കുത്തി വയ്‌പ്പ് എടുക്കാത്തവരെ വെറുതെ വിടും; ബാക്കിയുള്ളവർക്ക് എതിരെ നടപടി; ആദ്യ പടിയായി വിവര ശേഖരണം; വാക്‌സിൻ എടുക്കാത്ത ആരും സ്‌കൂളിൽ വരേണ്ടതില്ലെന്ന് മന്ത്രി ശിവൻകുട്ടി; നിലപാട് കടുപ്പിച്ച് സർക്കാർ എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം പരാതിക്കാരിയെ തന്ത്രത്തിൽ കാറിൽ കയറ്റി; ദാഹം തീർക്കാൻ കൊടുത്തത് മയക്കും ജ്യൂസ്; സജിമോൻ ഏരിയാ നേതാവിന്റെ മാനസപുത്രൻ; ഒത്തു തീർപ്പ് നീക്കം പൊളിച്ചത് മറുനാടൻ വാർത്ത; പീഡനവും ഷൂട്ടിങും നടത്തിയത് രണ്ടു പ്രതികൾ; മറ്റു 10 പേരും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ: സമ്മേളനക്കാലത്ത് വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി നേതാക്കൾ ജാക്വിലിനെ ചുംബിക്കുന്ന മിറർ സെൽഫി; പരോളിൽ ഇറങ്ങിയ സമയത്തെ സെൽഫിയിലുള്ളത് ജയലിനുള്ളിൽ ഇരുന്ന് തട്ടിപ്പിന് ഉപയോഗിച്ച അതേ ഫോൺ; ബോളിവുഡ് നടിയും തട്ടിപ്പുകാരനും ചെന്നൈയിൽ വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവും പുറത്ത്; ഇഡിയുടെ അന്വേഷണം ബോളിവുഡിലേക്ക്; ലീനാ മരിയ പോൾ കേസിൽ പുതിയ ട്വിസ്റ്റ് ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു; അഷ്മീത് സിങ്ങിന്റെ 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്ന് നിഗമനം പിസിആർ നെഗറ്റീവ് ടെസ്റ്റുമായി വിമാനം കയറണം; വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും പിസിആർ; ഏഴു ദിവസം നേരെ ക്വാറന്റീനിലേക്ക്; ഏഴാം ദിവസം മൂന്നാം ടെസ്റ്റ്; എപ്പോഴെങ്കിലും പോസിറ്റീവായാൽ ജനിതക ശ്രേണി പരിശോധന; ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എത്തുന്നവർക്ക് കടമ്പകൾ ഏറെ യുവാക്കളുടെ ഫോണിന് തിരുവനന്തപുരം അരിസ്റ്റോ ജംക്ഷനിൽ സിഗ്‌നൽ ലഭിച്ചത് നിർണ്ണായകമായി; ലോഡ്ജുകളിൽ വിവരം അതിവേഗം എത്തിച്ചത് സഹോദരിമാരുടെ ബംഗ്ലൂർ യാത്രയെ പൊളിച്ചു; പാമ്പാടിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയത് പൊലീസിന്റെ കരുതൽ എയർപോർട്ട് പിടിച്ചെടുത്ത് ബ്രിട്ടൻ കോളനിയാക്കി വെച്ച രാജ്യങ്ങൾ ഓരോന്നായി ചൈനീസ് അധിനിവേശത്തിന് കീഴടങ്ങി തുടങ്ങി; 15 വർഷത്തിനിടയിൽ ചൈന 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിക്ഷേപിച്ചത് 1000 ബില്യൺ ഡോളർ; തിരിച്ചടയ്ക്കാനാവതെ ഓരോരോ രാജ്യങ്ങൾ ചൈനയുടേതായി മാറുന്നു; വാ പൊളിച്ച് ലോകം ഞാൻ പോവുകയാണ് മോനെ കൊണ്ടുപോകാൻ ധൈര്യമില്ല എന്നോട് ക്ഷമിക്കണം; എഫ്‌സിഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയത് മകനു കത്തെഴുതി വച്ച്; നയനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ ബ്ലോക്കിലെ കംപ്യൂട്ടർ മുറിയിൽ 'ഞങ്ങടെ അമ്മയുടെ കല്യാണം; കേൾക്കുന്നവർക്ക് തമാശ ആവാം; കുറ്റപ്പെടുത്തലുകൾ ആവാം; കളിയാക്കൽ ആവാം; വിവരമുള്ളവർക്കു ഇത് ഒരു വലിയ 'ശരി 'ആവും സമൂഹത്തെ ഭയക്കാതെ അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ സൗത്ത് ആഫ്രിക്കയിൽ നിന്നും ഹോളണ്ടിൽ എത്തിയ പത്തിലൊന്ന് പേരും പോസിറ്റീവ്; ബ്രിട്ടനും ബെൽജിയത്തിനും പുറമെ ജർമ്മനിയിലും ആസ്ട്രേലിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഓമിക്രോൺ എത്തി; നെഗറ്റീവ് റിസൾട്ടോടെ വിമാനം കയറിയവർ പോസിറ്റീവ് ആയതിൽ ആശങ്ക; ബോത്സ്വാനയിലെ വൈറസിനു മുൻപിൽ മുട്ടുമടക്കി ലോകം ചെന്നിത്തല ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ഒപ്പം പ്രവർത്തിച്ച സെക്രട്ടറി; രാഹുലിൽ പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ഉറ്റു നോക്കുന്നത് മമതയെ; കോൺഗ്രസിനെ മൊത്തത്തോടെ വിഴുങ്ങി മമതാ കൊടുങ്കാറ്റ് തുടരുമ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വരെ ഒപ്പം ചേരുമോ? വിശാല പ്രതിപക്ഷത്തിന്റെ നേതാവായി മമത ഉയർന്നു വരുന്നത് ഇങ്ങനെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി അഞ്ചംഗ സംഘം; ചോദ്യം ചെയ്ത പിതാവിനെ കുത്തിയത് തലയുൾപ്പടെ ആറോളം ഭാഗങ്ങളിൽ; ലഹരി സംഘത്തിന്റെ അക്രമണത്തിൽ ഭയന്ന് ദൃസാക്ഷികളും ഞങ്ങളുടെ ജനിതക ശ്രേണീകരണ മികവിന് ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കരുത്; മറ്റു പല രാജ്യങ്ങളിലും ഒമിക്രോൺ ഉണ്ടെങ്കിലും കണ്ടെത്താതതിനാൽ ഞങ്ങൾക്ക് മാത്രം ഒറ്റപ്പെടൽ; ലോകത്തെ രക്ഷിച്ചതിന് ലോകം ശിക്ഷിച്ചതിൽ പരിതപിച്ച് ദക്ഷിണാഫ്രിക്ക വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും സൈജുവിന്റെ മൊബൈലിൽ; കോട്ടയത്തു നിന്ന് കാക്കനാട്ടെത്തി നമ്പർ 18 ഹോട്ടൽ താവളമാക്കിയത് രാസലഹരി കടത്തിന് തന്നെ; റോയി വയലാട്ടിന്റെ സുഹൃത്ത് കോഴിക്കോട് മാഫിയയുടെ കൊച്ചി ഏജന്റ്; മോഡലുകളുടെ മരണത്തിൽ മുതലാളി കുടുങ്ങുമോ? മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ സുഹൈൽ ജോലിക്ക് പോവില്ല; മുഴുവൻ സമയവും മൊബൈൽ നോക്കി കൊണ്ടിരിക്കും; അവൻ പറയുന്ന ശരീരഭാഗങ്ങളിൽ എല്ലാം പച്ച കുത്തണം; പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിക്കുകയും ചെയ്യും; എല്ലാം എതിർത്തപ്പോൾ മാനസിക രോഗിയാക്കി; മോഫിയ പങ്കുവച്ച ദുരിതകഥകൾ പറഞ്ഞ് സുഹൃത്ത് ഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥ പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; അതീവ രഹസ്യ ഓപ്പറേഷനിൽ പൊക്കിയത് നെന്മാറ സ്വദേശികളായ സലാമിനേയും ഇസ്ഹാകിനേയും സുബൈറിനേയും; നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി ആൾമാറാട്ടത്തിൽ ഡിഗ്രി പരീക്ഷാ വിവാദം; തൊടുപുഴക്കാരൻ കോളേജ് അദ്ധ്യാപകന്റെ മകളെ സ്വന്തമാക്കിയ ഒളിച്ചോട്ടം; എസ് എഫ് ഐയിലേയും ഡിവൈഎഫ് ഐയിലേയും പഴയ വില്ലൻ മകൾക്കും ചതിയനായി ജയചന്ദ്രൻ അപ്പൂപ്പന്റെ' കഥ ഇതാണ് ശരി ഇതാകണം ശരി പന്നി ഇറച്ചിയും ബീഫും തൊട്ടടുത്ത് കൂടെ കഴിക്കാൻ ബിരീയാണി; ഭക്ഷണത്തിൽ മതം കലർത്തെരുതെന്ന മുദ്രാവാക്യം എല്ലാ അർത്ഥത്തിലും പാലിച്ച് ഡിവൈഎഫ് ഐയുടെ ഫുഡ് സ്ട്രീറ്റ്; വിമർശിച്ചവർക്ക് നിലപാടിലൂടെ മറുപടി നൽകി മാസായി എഎ റഹിം; പോർക്ക് വിളമ്പി പൊളിച്ചത് പരിവാർ പ്രചരണം മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി കാമിലയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജോ ബൈഡൻ നിർത്താതെ കീഴ്ശ്വാസം വിട്ടു; മുഖം വിളറിയെങ്കിലും അറിയാതിരിക്കാൻ സംസാരം തുടർന്നു; അമേരിക്കൻ പ്രസിഡണ്ടിന്റെ കീഴ്ശ്വാസം പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത് പുതിയ കൊവിഡ്-19 ദക്ഷിണാഫ്രിക്കന്‍ വകഭേദം യൂറോപ്പിലും ലോകത്തെ ഭീതിയിലാക്കി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് (covid 19) വകഭേദം യൂറോപ്പിലും കണ്ടെത്തി. ബെൽജിയത്തിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് ലോകവിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ആഗോള വിപണിയിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാൻ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യ തങ്ങളുടെ പക്കലുള്ള കരുതൽ ശേഖരം പുറത്തെടുക്കുന്നു. ഒരാഴ്ചക്കുള്ളിൽ കരുതൽ ശേഖരം പുറത്തെടുക്കുന്ന നടപടി ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ പാക്ക് അധീന കാശ്മീരിന് അവകാശവാദമുയര്‍ത്തി ഇന്ത്യ. യുഎൻ രക്ഷാസമിതിയിൽ പാക്ക് അധീന കാശ്മീരിന് അവകാശവാദമുയര്‍ത്തി ഇന്ത്യ. അന്താരാഷ്ട്ര സമാധാനത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ് പാക്കിസ്ഥാന് ഇന്ത്യ ശക്തമായ സന്ദേശം നല്‍കിയത്. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്, ഇവിടെ നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പ കൂടകാഴ്ച ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാകും കൂടിക്കാഴ്ച. അര മണിക്കൂർ നേരം കൂടിക്കാഴ്ച നീളും. വത്തിക്കാൻ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി ഇന്ത്യ. പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ നിബന്ധന നിലവിൽ വരും. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ശ്രദ്ധ തിരിച്ച് നരേന്ദ്ര മോദി ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിന്‍റെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണം. ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കം. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കം. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും അഭിസമ്പോദന ചെയ്യും. മൂന്ന് ദിവസത്തെ അഫാഘാനില്‍ താലിബാന്‍‍ ഇസ്ലാമികഭരണം ആരംഭിച്ചു. ആദ്യം വെട്ടിനിരത്തിയത് സ്ത്രീകളെ… സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നിയമപ്രകാരം നിലനിര്‍ത്തും എന്ന് പ്രഖ്യാപിച്ച് അഫ്ഘാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്ത താലിബാന്‍ ഭരണകൂടം ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി ലോകത്തെ വിസ്മയിപ്പിക്കുവാന്‍ ആരംഭിച്ചു. ആദ്യമായി 2003 ലെ തിരുവോണനാളില്‍ ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയായ ബാംഗളൂരില്‍നിന്ന് പ്രതിമാസ വാര്‍ത്താപത്രികയായി പ്രവാസഭൂമി പ്രസദ്ധീകരണമാരംഭിച്ചു. All പ്രണയം ദമ്പതികൾ നിഷിദ്ധ സംഗമം ജോലിസ്ഥലം അദ്ധ്യാപകർ യാത്രക്കിടയില്‍ അവിഹിതം വേലക്കാരി ഫാന്റസി അനുഭവങ്ങൾ സംഘം ചേർന്ന് ഒളിഞ്ഞ് നോട്ടം സ്വവർഗ്ഗാനുരാഗം ലൈംഗിക വിജ്ഞാനം പുതുതായ മാറിയ ഫ്ളാറ്റിൽ താമസമാക്കി അല്പ നാളുകൾക്കു ശേഷമേ അയൽപക്കക്കാരുമായി പരിചയപ്പെടാൻ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത ഫ്ളാറ്റ് ഒരു പാലക്കാടൻ, ഫേമലീ, മിസ്റ്റർ രാജശേഖരൻ ഏന്റ് മിസിസ്സ് സൂചിത രാജശേഖരൻ. ഒരേയൊരു മകൾ നവ്യാ 7-ാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ഏതാണ്ട് 8 ൽ പഠിക്കുമ്പോൾ മുതൽ വലിയമ്മ കാരണം എന്ടെ ഉറക്കം നഷ്ടപെട്ടിട്ടുണ്ട് എല്ലാ ദിവസ്സവും എന്റെ വലിയമ്മയെ ഓർത്ത് കൈയിൽ പിടിക്കുക പതിവായിരുന്നു.. എന്റെ ലൈഫിലെ ആദ്യത്തെ മൈൽ ഹൈ അനുഭവമാണ് ഇവിടെ കുറിക്കുന്നത്. ഇംഗ്ലണ്ടിൽ MBA പഠിത്തത്തിനു വന്നിട്ട് ലീവ് കഴിഞ്ഞു നാട്ടിൽ നിന്നും ദുബായ് വഴി ഉള്ള ഫ്ലൈറ്റിൽ ആണ് വന്നത്. ദുബായിൽ നിന്നും ലണ്ടനിലേക്കുള്ള ഫ്ലൈറ്റിൽ സൈഡ് സീറ്റ് ആണ് കിട്ടിയത്. ഞാൻ രാഹുൽ. ഞാൻ ഇപ്പോൾ പറയുന്നത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് അടുത്ത വീട്ടിലെ മുസ്ലിം ഇത്തയുമായി ഉണ്ടായ എൻറെ ആദ്യ അനുഭവത്തെ കുറിച്ചാണ്. എന്റെ പേര് ടോം. മുപ്പത്തഞ്ച് വയസ്സ് പ്രായം. അഞ്ചടി ഏഴിഞ്ചു പൊക്കം. ഒത്ത ശരീരം. വിവാഹിതൻ,ഭാര്യ തരക്കേടില്ല. അവളെ മാത്രം കളിച്ചതു കൊണ്ട് എന്റെ എട്ടിഞ്ച് കുണ്ണക്കുട്ടൻ തൃപ്ത.. രാജ്യത്തെ കൊവിഡ് കേസുകളില്‍ 80 ശതമാനവും ആറു സംസ്ഥാനങ്ങളില്‍. മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 36,902 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിന് 3122കേസുകളാണ് ഉള്ളത്. രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും 25 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്; ഒരു ഹോട്ട്‌സ്‌പോട്ടും സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കൊവിഡ്; 14 മരണം രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇല്ല: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന പോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിയുടെ കമന്റിനുള്ള മറുപടിയാണിതു്. കമന്റിന്റെ ദൈർഘ്യം മൂലം കമന്റ് ബോക്സിൽ ഒതുങ്ങാത്തതുകൊണ്ടു് പോസ്റ്റാക്കുന്നു. ഖുർആനിലും ബൈബിളിലും സൂചിപ്പിക്കപ്പെടുന്ന തരത്തിലുള്ള ഒരു ദൈവം ഉണ്ടാവാൻ കഴിയില്ല എന്നു് വ്യക്തമാക്കുകയായിരുന്നു പ്രധാനമായും എന്റെ പോസ്റ്റിന്റെ ലക്ഷ്യം. അതിൽ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾക്കുള്ള യുക്തിസഹമായ എതിർവാദമായിരുന്നേനെ എന്റെ അഭിപ്രായം തെറ്റാണെന്നു് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം. വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനു് മാത്രമായി എതിർചോദ്യങ്ങൾ ചോദിച്ചു് ചർച്ച വലിച്ചുനീട്ടുന്നതിന്റെ അർത്ഥമില്ലായ്മയും ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടു് ഞാൻ തിരിച്ചു് ചോദിക്കുന്നു: ഞാൻ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാൻ മതിയായ എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടോ? പല ചോദ്യങ്ങളുടെയും മറുപടി എന്റെ പഴയ പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ളവയാണെങ്കിലും കമന്റിൽ ചോദിച്ച സ്ഥിതിക്കു് ഒരുവട്ടം കൂടി മറുപടി പറയുന്നു, പ്രയോജനം ഒന്നും ഉണ്ടാവാൻ വഴിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ. ഏതു് രാജ്യവും നടത്തുന്ന നിയമനിർമ്മാണം ആ രാജ്യത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിലുള്ളതായിരിക്കും. അതു് അവരുടെ ചുമതലയും അവകാശവുമാണു്. തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിക്കുന്ന മനുഷ്യർ വിഡ്ഢികളാണെന്നു് സാരം. ജനങ്ങളെ ബൗദ്ധികമായി വളർത്തി മറ്റു് രാജ്യങ്ങളുടെ ചൂഷണത്തിൽ നിന്നും രക്ഷപെടാനും സ്വന്ത താൽപര്യങ്ങൾ സംരക്ഷിക്കാനും ശേഷിയുള്ളവരാക്കിത്തീർക്കുകയാണു് ഏതു് രാജ്യത്തിന്റെയും ചുമതല. ശാസ്ത്രപുരോഗതിമൂലം ഒരു ഗ്രാമമെന്നോണം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിൽ ചൂഷണത്തിനു് വിധേയമാവാതെ പിടിച്ചുനിൽക്കാൻ ശത്രുചിത്രങ്ങൾ കാണിച്ചു് മനുഷ്യരെ വികാരഭരിതരാക്കി സ്വന്തചേരിയിൽ പിടിച്ചുനിർത്തുന്ന പഴയ തന്ത്രങ്ങൾ ഫലപ്രദമാവില്ല. സഹകരണവും, സഹിഷ്ണുതയും വിദ്യാഭ്യാസവുമാണു് പരിഹാരം. ചൈനയേയും പാകിസ്ഥാനേയും സ്നേഹിക്കുന്നവരെയല്ല, ഭാരതത്തെ സ്നേഹിക്കുന്നവരെയാണു് ഇന്നു് രാജ്യത്തിനു് ആവശ്യം. നിയമത്തെ ദുരുപയോഗം ചെയ്യലും സ്വജനപക്ഷപാതവുമൊക്കെ ലോകത്തിൽ എന്നുമുണ്ടായിരുന്നു, എന്നാളും ഉണ്ടായിരിക്കുകയും ചെയ്യും. ഒറ്റയടിക്കു് അതിനു് പരിഹാരം കാണാൻ ആവില്ല. അതിനെതിരായി ചെയ്യാൻ കഴിയുന്നതു് ദുരുപയോഗം കുറയ്ക്കാൻ കഴിയുന്ന തരത്തിൽ നിയമങ്ങളിലെ പഴുതുകൾ അടയ്ക്കുകയും, അതുവഴി നിയമം അനുസരിക്കുന്നവർ വിഡ്ഢികളാക്കപ്പെടുന്ന അവസ്ഥ ഇല്ലായ്മ ചെയ്യുകയുമാണു്. രാജ്യത്തിന്റെയും വ്യക്തിയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പാക്കാനും കഴിയണമെങ്കിൽ മനുഷ്യർ ബോധവത്കരിക്കപ്പെടണം, അവർ മാനസികമായി വളരണം, മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വരണം. എന്നാൽത്തന്നെയും, അതുവഴി തിന്മയുടെ അളവു് കുറക്കാമെന്നല്ലാതെ, തിന്മയെ പൂർണ്ണമായും ലോകത്തിൽ നിന്നു് നിർമ്മാർജ്ജനം ചെയ്യുക മനുഷ്യനെന്നല്ല, “ദൈവത്തിനു്” പോലും കഴിയുകയില്ല. ദൈവത്തിനും ദൈവത്തിന്റെ നിയമങ്ങൾക്കും അതിനു് കഴിയുമായിരുന്നെങ്കിൽ രണ്ടായിരം വർഷത്തെ ക്രിസ്തുമതത്തിനു് ക്രിസ്ത്യൻ രാജ്യങ്ങളിലും, ഒന്നരസഹസ്രാബ്ദം പഴക്കമുള്ള ഇസ്ലാമിനു് മുസ്ലീം രാജ്യങ്ങളിലുമെങ്കിലും അതു് പണ്ടേ കഴിയേണ്ടതായിരുന്നു. ഇവിടെയും “ദൈവത്തിന്റെ” സർവ്വശക്തി പരാജയപ്പെടുന്നു എന്നു് മാത്രമാണു് അതിനർത്ഥം. മനുഷ്യനു് സ്വാർത്ഥത പാടുണ്ടോ എന്ന ചോദ്യം അർത്ഥശൂന്യമാണു്. കാരണം, പ്രകൃതിസഹജതയെ പൂർണ്ണമായി തുടച്ചുമാറ്റാനാവില്ല. മനുഷ്യരിൽ മാത്രമല്ല ഏതു് ജീവിയിലും സ്വാർത്ഥത ഒരു ജന്മവാസനയാണു്. ജന്മവാസനയെ മറച്ചുപിടിക്കാൻ മൃഗങ്ങൾക്കാവില്ല എന്നതു് മൃഗലോകത്തെ വീക്ഷിക്കുന്നവർക്കറിയാം. മാനസികവും സാംസ്കാരികവുമായ വളർച്ച മൂലം മനുഷ്യർ ചില നിയന്ത്രണങ്ങൾക്കു് നിർബന്ധിതരാവുന്നു. അതു് പലതരം പ്രശ്നങ്ങൾക്കും കാരണമാവുന്നുമുണ്ടു്. മഠങ്ങളിലും മറ്റും സംഭവിക്കുന്ന ചില വഴുതലുകൾ അതിനൊരു ചെറിയ ഉദാഹരണം മാത്രം. സമൂഹജീവിയായ മനുഷ്യനു് സമാധാനപരമായി ജീവിക്കാൻ നിയമങ്ങൾ വേണം. ആധുനികനഗരങ്ങളിൽ വാഹനഗതാഗതം നിയമങ്ങൾ വഴി നിയന്ത്രിച്ചില്ലെങ്കിൽ ജീവിതം തന്നെ സാദ്ധ്യമാവില്ല. പക്ഷേ, ആ നിയമങ്ങൾ എല്ലാവർക്കും ബാധകമാണു്. അവ എല്ലാവരുടെയും പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണു്. മതമോ ജാതിയോ തിരിച്ചുള്ളതല്ല കേരളത്തിലെപ്പോലെ, ഉറക്കെ ഹോൺ അടിക്കുന്നവനല്ല റോഡിൽ മുൻഗണന ഓരോ സമൂഹവും അവർക്കനുയോജ്യമായ നിയമങ്ങളാണു് ഉണ്ടാക്കുന്നതു്. ജർമ്മൻ സമൂഹത്തിലെ നിയമങ്ങൾ യെമൻ സമൂഹത്തിനു് മനസ്സിലാവണമെന്നുപോലുമില്ല. ആയിരത്തഞ്ഞൂറു് വർഷം മുൻപത്തെ മെക്കയിലെയോ, രണ്ടായിരം വർഷം മുൻപത്തെ യേരുശലേമിലേയോ നിയമങ്ങൾകൊണ്ടു് ഇന്നു് അവിടങ്ങളിൽ പോലും വലിയ പ്രയോജനമൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. പിന്നെ മറ്റു രാജ്യങ്ങളിലെ കാര്യം പറയണോ‌‌? ഡാർവ്വിനിസത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയും ഇത്രയുമേ പറയാനുള്ളു: ആറുദിവസം കൊണ്ടു് സകല പ്രപഞ്ചവും മനുഷ്യരടക്കമുള്ള ജീവജാലങ്ങളും ദൈവം സൃഷ്ടിച്ചു എന്നു് വിശ്വസിക്കും. പക്ഷേ, 1300 കോടി വർഷങ്ങളിൽ സംഭവിക്കാവുന്ന പരിണാമങ്ങളെ ചോദ്യം ചെയ്യും. മതഗ്രന്ഥങ്ങളും ഡാർവ്വിനിസവും – രണ്ടും വിമർശനാത്മകമായി പഠിക്കുക – കഴിയുമെങ്കിൽ! ഓരോ മനുഷ്യനും അവനവനു് തോന്നുന്നതു് ചെയ്യാമെന്നു് ആരെങ്കിലും പറഞ്ഞാലല്ലേ അതു് മനുഷ്യത്വമാണോ അല്ലയോ എന്ന ചോദ്യം ഉദിക്കുന്നുള്ളു? ഓരോരുത്തനും അവനവനു് തോന്നുന്നതു് ചെയ്യുന്നതു് മനുഷ്യത്വമല്ല, അനാർക്കിസമാണു്. അതു് ഞാൻ ചെയ്താലും, മുഹമ്മദ്‌ നബി ചെയ്താലും! ഒരുവൻ നിന്നോടു് ചെയ്യണമെന്നു് നീ ആഗ്രഹിക്കുന്നതു് അവനോടും ചെയ്യുന്നതാണു് മനുഷ്യത്വം. ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണു് മനുഷ്യത്വം. എത്ര സൂക്ഷിച്ചു് നോക്കിയിട്ടും മനുഷ്യത്വത്തിൽ ഒരു ഏകദൈവത്വത്തിന്റെ സാന്നിദ്ധ്യമോ ആവശ്യമോ എനിക്കു് കാണാൻ കഴിയുന്നില്ല. മനുഷ്യത്വമാണു് ഒരുവന്റെ ലക്ഷ്യമെങ്കിൽ, അതിനു് ഒരു ദൈവം അവനു് ആവശ്യമെങ്കിൽ അതിലും ഞാൻ ഒരു പ്രശ്നവും കാണുന്നില്ല. പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു് ജീവിക്കുന്നതും അവർ പരസ്പരം എങ്ങനെ പെരുമാറണമെന്നതും അവരുടെ സ്വാതന്ത്ര്യത്തിൽപെട്ട കാര്യമാണു്. മനുഷ്യർ അനേക രക്തച്ചൊരിച്ചിലുകളിലൂടെ “ദൈവം” അവരോധിച്ചവർ എന്നു് അവകാശപ്പെടുന്നവരും, അല്ലാത്ത തരത്തിൽ സമൂഹത്തിന്റെ തലപ്പത്തു് എത്തിപ്പെട്ടവരുമായ വല്യേട്ടന്മാരിൽ നിന്നും നേടിയെടുത്ത മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യമാണതു്. ഒരുമിച്ചുള്ള ജീവിതത്തിനു് വലിയ അർത്ഥമില്ല എന്നു് തോന്നുന്ന അവസരത്തിൽ, ഒരുമിച്ചു് കഴിഞ്ഞു് ജീവിതം നരകമാക്കുന്നതിൽ എത്രയോ ഭേദമാണു് അവർ തമ്മിൽ പിരിയുന്നതു്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ കാണാറുള്ളതുപോലെ പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും തമ്മിൽ പിരിയാൻ കഴിഞ്ഞാൽ അതു് ഒന്നുകൂടി നല്ലതു്. അതു് പക്ഷേ ബന്ധപ്പെട്ടവരുടെ മാനസികവളർച്ചയിൽ അധിഷ്ഠിതമായ കാര്യമാണു്. ജീവനാംശത്തിന്റെ കാര്യവും ഓരോ സമൂഹത്തിന്റെയും ഘടന അനുസരിച്ചു് മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമാണു്. ഒരു കാർഷികരാജ്യത്തിലെ ദാമ്പത്യബന്ധവും, പുരുഷനും സ്ത്രീയും ജോലിചെയ്തു് സ്വന്തമായ വരുമാനം ഉണ്ടാക്കുന്ന, രണ്ടുപേരും പൂർണ്ണ സ്വയംപര്യാപ്തത ആസ്വദിക്കുന്ന ഒരു വ്യവസായിക രാജ്യത്തിലെ ദാമ്പത്യബന്ധവും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവില്ല. മതപരമായ അർത്ഥത്തിലെ വിവാഹബന്ധം പോലും വിരളമായേ യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടാകുന്നുള്ളു എന്നതു് മറ്റൊരു കാര്യം. അതെന്തായാലും ഖുർആനിൽ പറയുന്നപോലെ “മടക്കിയെടുക്കാൻ അനുമതിയുള്ള വിവാഹമോചനം രണ്ടുപ്രാവശ്യം മാത്രമാകുന്നു. മൂന്നാമതും അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിനുശേഷം അവളുമായി ബന്ധപ്പെടൽ അവനു് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതു് വരേക്കും. എന്നിട്ടു് അവൻ (പുതിയ ഭർത്താവു്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ (പഴയ ദാമ്പത്യത്തിലേക്കു്) തിരിച്ചു് പോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല.” (ഖുർആൻ 2: 229, 230) മുതലായ നിയമങ്ങൾക്കു് അക്കാലത്തെ അറബികളുടെ ഇടയിലെ നാട്ടുനടപ്പുകളുടെ വെളിച്ചത്തിൽ മാത്രമേ എന്തെങ്കിലും പ്രസക്തിയുള്ളു. ഒരു സമൂഹത്തിലെ നിയമങ്ങൾ ആ സമൂഹത്തിന്റെ സാംസ്കാരികനിലവാരമാണു് കാണിച്ചുതരുന്നതു്. അതുകൊണ്ടാണു് ഓരോ സമൂഹവും അവരുടെ മാനസികവളർച്ചയ്ക്കനുസരിച്ച നിയമങ്ങളുണ്ടാക്കുന്നതും അവ മറ്റു് സമൂഹങ്ങളിലേതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതും. മനുഷ്യരെ ബോധവത്കരണത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും വളരാൻ അനുവദിച്ചാൽ അവരുടെ നിയമങ്ങളുടെ നിലവാരവും അതിനനുസരിച്ചു് വളരും. ഖുർആനിലോ പുതിയനിയമത്തിലോ പറയുന്നപോലുള്ള ഒരു മരണാനന്തര ജീവിതം ഉണ്ടെന്നു് ഞാൻ വിശ്വസിക്കുന്നില്ല. നരകത്തിലെത്തുന്ന പാപികളെ കൈകാര്യം ചെയ്യുന്ന ഭാഗം വായിച്ചിട്ടുണ്ടാവുമെന്നു് കരുതുന്നു: “തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ടു് കരിക്കുന്നതാണു്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്കു് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണു്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണതു് ” ഖുർആൻ 4: 56) പുതിയ പുതിയ തൊലികൾ മാറ്റിവച്ചുകൊടുത്തു് കരിക്കാൻ കാത്തിരിക്കുന്ന ദൈവം! അങ്ങേർക്കു് വേറെ ജോലിയൊന്നുമില്ലേ? ഇതു് കേട്ടു് ഇന്നത്തെ പ്രൈമറിസ്കൂളിലെ കുട്ടികൾ ചിരിക്കാതിരുന്നാൽ ഭാഗ്യം! ഈ പ്രപഞ്ചത്തിൽ ഉള്ളതൊന്നും നശിക്കുന്നില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അതു് പക്ഷേ, തികച്ചും ഭൗതികമായ അർത്ഥത്തിലാണു്, അല്ലാതെ ആത്മീയമോ മതപരമോ ആയ യാതൊരു അർത്ഥത്തിലും മനസ്സിലാക്കേണ്ട ഒരു “മരണാനന്തരജീവിതം” അല്ല. അതു് എന്റെ വ്യക്തിപരമായ വിശ്വാസം. അതിൽ മറ്റാർക്കും ഇടപെടേണ്ട കാര്യമില്ല. അധികവും ബാലിശമായ അവസാനപാരഗ്രാഫിനെപ്പറ്റി ഇത്രയുമേ പറയാനുള്ളു: അഴിമതി അതു് രാഷ്ട്രീയക്കാരൻ ചെയ്താലും ഇമാം ചെയ്താലും, കർദ്ദിനാൾ ചെയ്താലും അഴിമതി തന്നെ. അതു് ആ സമൂഹത്തിൽ നിലവിലിരിക്കുന്ന നിയമം അനുസരിച്ചു് ശിക്ഷിക്കപ്പെടണം. കമന്റിലെ പോയിന്റുകളിൽ ഇതിൽ കൂടുതലായ വിശദീകരണമൊന്നും തരാനില്ല. ഞാൻ ആദ്യം പറഞ്ഞപോലെ, പോസ്റ്റിൽ സൂചിപ്പിച്ച കാര്യങ്ങൾക്കു് ന്യായവും വ്യക്തവുമായ എതിർവാദമുഖങ്ങൾ ഉണ്ടെങ്കിൽ അതിനു് മറുപടി പറയാം. “യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്മ്യൂണിസത്തിന്റെ ഭൂതം. ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കാൻ വേണ്ടി യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം – പോപ്പും, റ്റ്സാറും, മെറ്റർനിക്കും, ജ്യുസോട്ടും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം – ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്” – ഇതാണു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കം ആദ്യപ്രസിദ്ധീകരണം 21. 02. 1848). ഒഴിപ്പിക്കേണ്ട ഒന്നായിട്ടാണു് പുരാതനകാലം മുതലേ മനുഷ്യർ ഭൂതബാധയെ കണ്ടിരുന്നതു്. ഭൂതബാധയെ “ആബ്ര കദാബ്ര” ചൊല്ലി ഒഴിപ്പിക്കുന്ന ചികിത്സാ രീതി ആർഷഭാരതത്തിൽ, ഏറ്റവും ചുരുങ്ങിയപക്ഷം ആയുർവ്വേദത്തിനും ഹോമിയോക്കും തുല്യമായതോ, പലപ്പോഴും അതിലും ഫലപ്രദമായതോ ആയി ഇന്നും പൊതുവേ അംഗീകരിക്കപ്പെടുന്ന ഒന്നാണു്. ഒരു രണ്ടായിരം വർഷം പുറകിലേക്കു് മാറിനിന്നു് ചിന്തിച്ചാൽ, ഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള കഴിവു് ഇല്ലാത്തവനായിരുന്നു യേശുവെങ്കിൽ അവനെ ദൈവപുത്രനായി മനുഷ്യർ അംഗീകരിക്കുമായിരുന്നോ എന്നുപോലും സംശയിക്കേണ്ടിവരും. മനുഷ്യരുടെ ഇടയിൽ ഭൂതബാധ ഒരു നിസ്സാരകാര്യമല്ല. ഭൂതബാധ ഒരു നത്തോലിയല്ല എന്നു് സിൽമാഭാഷ. മതങ്ങളിലും രാഷ്ട്രീയത്തിലും ഒരിക്കലും വേരറ്റു് പോകാത്ത ഒരിനമാണു് ഭൂതങ്ങളും പ്രേതങ്ങളുമെങ്കിലും, അവയെ ഒഴിപ്പിക്കാൻ ദൈവപുത്രന്മാർ എന്തുകൊണ്ടോ യുഗേ യുഗേ അല്ലാതെ പതിവായി ജനിക്കാറില്ല. അതുകൊണ്ടാവാം, യൂറോപ്പിനെ ബാധിച്ച കമ്മ്യൂണിസത്തിന്റെ ഭൂതത്തെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യപുത്രന്മാർക്കു് നേരിട്ടു് ഒഴിപ്പിക്കേണ്ടിവന്നതു്. മാർക്സിനു് മുൻപും പിൻപും എന്തിനും ഏതിനും യുദ്ധം എന്ന ഒരേയൊരു പരിഹാരവുമായി കാലങ്ങൾ പിന്നിട്ട യൂറോപ്പിൽ തന്റെ വാഗ്ദാനചപ്പടാച്ചികൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നു് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഭൂതത്തിനു് സ്വയം ഒഴിവായിപ്പോവുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നും ഇല്ലായിരുന്നു എന്നതിനാൽ മനുഷ്യപുത്രന്മാരുടെ ജോലി ലഘൂകരിക്കപ്പെട്ടു എന്നതും ഒരു സത്യമാണു്. അങ്ങനെ മാനിഫെസ്റ്റോക്കു് ഏകദേശം നൂറ്റമ്പതു് വർഷങ്ങൾക്കു് ശേഷം കൊടിയ കമ്മ്യൂണിസ്റ്റ് ഭൂതം യൂറോപ്പിൽ നിന്നും കെട്ടുകെട്ടി. എങ്കിലും ലോകത്തിൽ അവിടെയും ഇവിടെയുമൊക്കെ നിത്യഇന്നലെകളും ചെങ്കൊടിയേന്തിയവരുമായ ഏതാനും ഛോട്ടാ പ്രേതങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്നതിനാൽ, വിപ്ലവം വരാനുള്ള സാദ്ധ്യതയൊന്നും ഇല്ലെന്നു് മാർക്സ് തന്നെ മുൻകൂറായി പ്രസ്താവിച്ച തരത്തിൽപെട്ട രാജ്യങ്ങളാണു് അവയെന്നതാണു് ഇതിലെ രസകരമായ കാര്യം വ്യാവസായികമായി പിന്നാക്കം നിന്നിരുന്ന റഷ്യയിലാണു്, മാർക്സിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടു്, ആദ്യം കമ്മ്യൂണിസ്റ്റ് വിപ്ലവം വന്നതെന്ന വസ്തുത നമുക്കു് തത്കാലം മറക്കാം). സമകാലികയൂറോപ്പിനെപ്പറ്റിയുള്ള തന്റെ വിലയിരുത്തലുകൾ പോലെ തന്നെ, യൂറോപ്പിനെ ബാധിച്ച ഒരു ഭൂതമാണു് കമ്മ്യൂണിസം എന്ന മാർക്സിന്റെ കണ്ടെത്തലും അക്ഷരംപ്രതി ശരിയായിരുന്നു കൗണ്ടർപ്രൊഡക്റ്റീവ് ആയതിനാൽ ഒഴിവാക്കപ്പെടേണ്ട ഒന്നാണു് ഭൂതബാധയെന്ന വസ്തുത അദ്ദേഹം ഒരുപക്ഷേ ആവേശത്തിനിടയിൽ മറന്നതാവാം ആ ‘ശരി’കൾക്കിടയിൽ, പാന്റ്സിലേക്കു് ചോർന്ന വയറ്റിളക്കം പോലെ, വരാനിരിക്കുന്ന സോഷ്യലിസ്റ്റ് സ്വർഗ്ഗത്തെപ്പറ്റിയുള്ള മാർക്സിന്റെ പ്രവചനങ്ങൾ മാത്രം പാളിപ്പോയി. ന്യൂട്ടോണിയൻ ശാസ്ത്രീയതയുടെ കാലത്തു് പ്രബലമായിരുന്ന ഡിറ്റർമിനിസ്റ്റിക് ലോകവീക്ഷണത്തിന്റെ അടിത്തറയിൽ തന്റെ സോഷ്യലിസ്റ്റ്താത്വികഗോപുരം പടുത്തുയർത്തിയ മാർക്സ്, ലോകചരിത്രത്തിന്റെ ഗതിയും ശാസ്ത്രീയമായ പെർഫെക്ഷനോടെ പ്രവചിക്കാവുന്നതാണെന്നു് കരുതിയിരുന്നില്ലെങ്കിലേ അത്ഭുതത്തിനു് വകയുള്ളു. മാർക്സിയൻ ചിന്തകൾ ഉപയോഗിക്കുന്ന ഭാഷയും, മാർക്സിസ്റ്റുകൾ എന്ന പേരിൽ ഇന്നു് അവശേഷിക്കുന്നവർ പ്രയോഗിക്കുന്ന ഭാഷയും ശ്രദ്ധിച്ചാൽ മറ്റൊരു മാർക്സിയൻ ‘ശരി’ കൂടി വ്യക്തമാവും: മാർക്സ് പറഞ്ഞതുപോലെ, മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമല്ല, മാർക്സിയൻ ഭാഷയും മാറ്റമില്ലാത്തതാണു്. നൂറ്റമ്പതു് വർഷങ്ങളൊന്നും അവിടെ ഒരു പ്രശ്നമേയല്ല. ലോകാവസാനത്തോളം മനുഷ്യർ എങ്ങനെ ജീവിക്കണമെന്നു് 1400 വർഷങ്ങൾക്കു് മുൻപേ, ബ്ലാക്ക്ഹോളും ഡാർക്ക്എനർജിയും അടക്കമുള്ള സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ഒറ്റയാൻ ദൈവം, അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന ഒരു അറബിയോടു് അരുളിച്ചെയ്തിട്ടുണ്ടെന്നു് വിശ്വസിക്കുകയും, അതു് അംഗീകരിക്കാത്തവരെ, തങ്ങളുടെ ദൈവം വലിയവനാണെന്നും, അതിലും വലിയൊരു ദൈവമില്ലെന്നും, തങ്ങളുടേതു് സമാധാനത്തിന്റെ മതമാണെന്നും അലറി വിളിച്ചുകൊണ്ടു്, അതേ ദൈവത്തിനു് അവൻതന്നെ കല്പിച്ചപ്രകാരം ആടുമാടുകളേയും ഒട്ടകങ്ങളേയും കഴുത്തറുത്തു് ബലിയർപ്പിക്കുന്ന അതേ ലാഘവത്തോടെ അറുകൊല ചെയ്യുകയും ചെയ്യുന്നവർ ജീവിക്കുന്ന ഈ ഭൂമിയിൽ, നൂറ്റമ്പതു് വർഷം പഴക്കമുള്ള ഒരു പ്രത്യയശാസ്ത്രം പുരോഗതിയിലേക്കുള്ള ഒറ്റമൂലിയാണെന്നു് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതികത്വത്തിനു് തീർച്ചയായും അഭിമാനിക്കാൻ വകയുണ്ടു്. കടുവയേക്കാൾ വലിയ കിടുവ ഉള്ളിടത്തു് കടുവക്കു് കാലുറപ്പിക്കാൻ കഴിയില്ലാത്തതിനാലാവാം, രക്തദാഹികളായ അനേകം ദൈവങ്ങളും ഭൂതങ്ങളും അരങ്ങു് വാഴുന്ന ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് ഭൂതത്തിന്റെ പിടി കാര്യമായി മുറുകാതെ പോകുന്നതു്. ഒരു കമ്മ്യൂണിസ്റ്റിന്റെ ദൃഷ്ടിയിൽ ഒരു ക്യാപ്പിറ്റലിസ്റ്റ് വെറുപ്പു് മാത്രം അർഹിക്കുന്ന ഒരു വർഗ്ഗശത്രു ആയിരിക്കേണ്ടതുണ്ടെങ്കിലും, ആരോഗ്യകരമായ മത്സരങ്ങളുടെ ഫലമായി ക്യാപ്പിറ്റലിസം കൈവരിക്കുന്ന നേട്ടങ്ങളുടെ മായാജാലങ്ങൾ കണ്ണഞ്ചിപ്പിക്കുന്നവയായതിനാൽ, അതിൽ മയങ്ങിവീഴാതിരിക്കാൻ ഒരുമാതിരി കമ്മ്യൂണിസ്റ്റുകൾക്കൊന്നും കഴിയാറില്ല. “ചക്കരക്കുടം കണ്ടാൽ, എന്റെ സാറേ, കൈ അറിയാതെ അങ്ങോട്ടു് നീളും”. ഭേദമാക്കാൻ കഴിയാത്ത വിധത്തിൽ ഐഡിയോളജികളുടെ ഭൂതബാധ ഏൽക്കുന്ന ചുരുക്കം ചില മനുഷ്യർ ഇല്ലെന്നല്ല. ഏതു് പ്രസ്ഥാനത്തിനും രക്തസാക്ഷികൾ എന്ന ‘വർഗ്ഗത്തെ’ (മറക്കാതിരിക്കുക: മനുഷ്യർ എന്നാൽ പലതരം വർഗ്ഗങ്ങളാണു് ദാനം ചെയ്യുന്നതു് ഈ വിഭാഗമായിരിക്കും! സർവ്വരാജ്യതൊഴിലാളികളെ മുഴുവനും സംഘടിപ്പിച്ചു്, ഏകോപിപ്പിച്ചു് സർവ്വലോകവും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി മാർക്സ് തുടങ്ങിവച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നു്, “എവിടെ കമ്മ്യൂണിസമുണ്ടോ, അവിടെ അരക്ഷിതാവസ്ഥയും സ്വേച്ഛാധിപത്യവുമുണ്ടു്” എന്ന നിലയിലേക്കു് പടവലങ്ങ പോലെ വളർന്നുകഴിഞ്ഞു. ഉറവിടപരമായിത്തന്നെ സ്വയം അധികപ്പറ്റാക്കി മാറ്റാനല്ലാതെ മറ്റു് ഗതിയൊന്നുമില്ലാത്ത മാർക്സിയൻ പ്രത്യയശാസ്ത്രം! കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നതു് ഓൺലൈൻ കമ്മ്യൂണിസ്റ്റുകളാണെന്നു് തോന്നുന്നു. ഔദ്യോഗികമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) എന്നറിയപ്പെടുന്ന പാർട്ടിയുടെ ഓൺലൈൻ പ്രതിനിധികൾ. പ്രധാനമായും കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നവരാണവർ. C. P. I M)-നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്നോ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കണ്ണൂർ (മാർക്സിസ്റ്റ്) എന്നോ ഒക്കെ വിളിക്കാവുന്ന നിലയിലേക്കു് എത്തിക്കാൻ അത്യദ്ധ്വാനം ചെയ്യുന്നവരായ യുവാക്കൾ എന്ന നിലയിൽ ഈ ഓൺലൈൻ ഘടകത്തെ K. S. P കമ്മ്യൂണിസവും സ്വല്പം പിള്ളേരും) എന്നു് വിളിച്ചാലും തെറ്റൊന്നുമില്ലെന്നു് തോന്നുന്നു. സ്ഥാപകനേതാവായ മാർക്സ്‌തന്നെ വ്യക്തമാക്കിയതുപോലെ, കമ്മ്യൂണിസം സാമൂഹികമായ ഒരു ഭൂതബാധ ആയതിനാൽ ആ ബാധയെ, നശിക്കാൻ ആഗ്രഹിക്കാത്ത ഏതൊരു സമൂഹത്തിൽ നിന്നും എന്നതുപോലെതന്നെ, ഭാരതത്തിൽ നിന്നും ഒഴിച്ചു് നിർത്തേണ്ടതുണ്ടു് എന്ന കാര്യത്തിൽ സുബോധമുള്ള ആർക്കും സംശയമുണ്ടാവാൻ വഴിയില്ല. ആ നിലക്കു്, കേരളത്തിൽ നിന്നു് (ഫലത്തിൽ ഇൻഡ്യയിൽ നിന്നും കമ്മ്യൂണിസത്തിന്റെ ഭൂതത്തെ ആട്ടിപ്പുറത്താക്കാൻ ശ്രമിക്കുന്ന “K. S. P. ഘടകം”, പണ്ടത്തെ യൂറോപ്പിലെ “പോപ്പും, റ്റ്സാറും, മെറ്റർനിക്കും, ജ്യുസോട്ടും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം” അടങ്ങുന്ന പഴമയുടെ ശക്തികളുടെ പാവനസഖ്യത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു് പറയാതെ വയ്യ. അതുകൊണ്ടു് ഓൺലൈൻ സഖാക്കളേ, നിങ്ങൾ പൊരുതൽ നിർത്തരുതു്. കേരളരാഷ്ട്രീയവും അതിലെ ഗോത്രമൂപ്പന്മാരും കടൽക്കിഴവന്മാരും അർഹിക്കുന്ന തട്ടകം ഏതെന്നു് നിങ്ങൾ വഴി ജനം മനസ്സിലാക്കും. അന്തിമവിജയം നിങ്ങളുടേതാണു്. പൊളപ്പൻ വിപ്ലവാഭിവാദ്യങ്ങൾ! കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. പുലർച്ചെ അഞ്ചിന്‌ ഉണരണം. ഭർത്താവിനും മക്കൾക്കും പ്രഭാത ഭക്ഷണമുണ്ടാക്കണം. പ്രായമായ അച്ഛനും അമ്മയ്‌ക്കും പ്രഭാതഭക്ഷണവും ഉച്ചയൂണും പാത്രത്തിലാക്കി വയ്‌ക്കണം. പത്തുമണിക്കു മുമ്പേ ഓഫീസിൽ എത്താനുള്ള പെടാപ്പാട്. തൊഴിലെടുക്കുന്ന മലയാളി വനിതയുടെ ദിനചര്യ ഇങ്ങനെ. ഇവിടെയാണ് വിശ്രമമില്ലാത്ത അടുക്കള ജോലിയോട് ഏഴു കുടുംബം അവധി പറഞ്ഞത്. സാമൂഹ്യപ്രവർത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാർവതിയാണ് കോമൺ കിച്ചൺ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കെ ബിൻസി, വടകര എൻജിനിയറിങ്‌ കോളേജിലെ ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടർ ആർ ഡി പ്രീത, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക കെ എം ഷീന, ഉണ്ണികുളം ഗവ. യുപിയിലെ അധ്യാപിക പി സിന്ധു, കൊയിലാണ്ടി താലൂക്കാശുപത്രി മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ കെ പി ലൗസി, ബ്യൂട്ടീഷ്യൻ ഷീജ എന്നിവർ ഗിരിജയ്‌ക്ക്‌ പിന്തുണയുമായുണ്ട്. ഇവരുടെ ആശയത്തെ കുടുംബവും പിന്തുണച്ചതോടെ കോമൺ കിച്ചൺ ചെറിയതോതിലെങ്കിലും യാഥാർഥ്യമാക്കാനായതിലുള്ള സന്തോഷത്തിലാണ്‌ ഇവർ. പരമാവധി നാടൻ വിഭവങ്ങളും ഉപയോഗിച്ച് വീട്ടുരുചിയിൽത്തന്നെ ഭക്ഷണമൊരുക്കാനാണ് ഇവരുടെ തീരുമാനം. ചെലവ് മാസാവസാനം വീതംവയ്‌ക്കുന്നതിനൊപ്പം ആസ്യക്ക്‌ പ്രതിഫലവും നൽകും. ഏഴു കുടുംബത്തിലായി 26 പേർക്കാണ് അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നത്. ആഴ്‌ചയിലെ ഏഴു ദിവസവും വ്യത്യസ്ത വിഭവമാണ്. അതിരാവിലെ ജോലിക്ക്‌ പോകുന്നവർക്ക് വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞുവരുമ്പോൾ രാവിലത്തെ ഓട്ടത്തിനിടയിൽ മിക്കപ്പോഴും പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇതുകൊണ്ട് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടാതെ വ്യായാമത്തിനോ വായനയ്‌ക്കോ സമയം കിട്ടാറില്ല. ഇതിനൊരു പരിഹാരമായാണ് ഞാൻ ഇതിനെ കാണുന്നതെന്ന് താലൂക്കാശുപത്രിയിലെ കെ പി ലൗസി പറയുന്നു. രാവിലെയും രാത്രിയും നല്ലൊരു സമയം അടുക്കളയിലാകുന്നതിനാൽ ഇഷ്ടപ്പെട്ട പുസ്തകം വായിക്കാൻ ആഴ്ചകൾ എടുക്കുന്നതായി അധ്യാപികയായ ബിൻസി പറയുന്നു. രാവിലെ പത്രം വായിച്ചശേഷം സ്‌കൂളിലേക്ക്‌ ഇറങ്ങാൻ എത്ര അധ്യാപികമാർക്ക് കഴിയാറുണ്ടെന്നും അവർ ചോദിക്കുന്നു. തന്റെ സർവീസ് കാലത്ത് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്ന് ഇവർക്ക് മാർഗനിർദേശംനൽകി കൂടെനിൽക്കുന്ന റിട്ട. അധ്യാപിക നാണിക്കുട്ടി പറഞ്ഞു. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. പാചകം ചെയ്യാത്ത വീടുകള്‍; പൊന്നാനിയിലെ പരീക്ഷണം കേരളം ചര്‍ച്ച ചെയ്യണമെന്ന് തോമസ് ഐസക്-കുറിപ്പ് സ്‌ത്രീകൾക്ക്‌ തുല്യാവകാശം നിഷേധിക്കപ്പെടുന്നു: ജസ്‌റ്റിസ്‌ ചന്ദ്രു ലേഖയുടെ പഞ്ച്, ഒരു ഫ്ലാഷ് ബാക്ക് എല്‍ഐസി വില്‍പ്പന
: പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം ബിജെപി വിളമ്പുന്നു; മാധ്യമങ്ങൾ നടന്നുവിൽക്കുന്നു വ്യക്തിവിരോധമെന്ന പ്രതികളുടെ പ്രതികരണത്തിൽ മാത്രം കടിച്ചുതൂങ്ങി നുണപ്രചാരണം മധ്യപ്രദേശില്‍ സംഘപരിവാര്‍ ഭീകരത മതപരിവര്‍ത്തനം ആരോപിച്ച് സ്‌കൂൾ അടിച്ചുതകര്‍ത്തു കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും വിദ്യാഭ്യാസമേഖലയെ കാലത്തിനൊത്ത്‌ നവീകരിക്കും മുഖ്യമന്ത്രി സംയുക്ത വായ്പാ കരാർ എസ്‌ബിഐ ചെലവിൽ അദാനിക്ക്‌ കൊയ്‌ത്ത്‌ ടി എം തോമസ്‌ ഐസക്‌ പുനഃസംഘടന ഗ്രൂപ്പുകൾ ഇടഞ്ഞുതന്നെ തിരക്കിട്ട നീക്കവുമായി കെപിസിസി നേതൃത്വം സമസ്‌തയില്ലാതെ സമരം കൂട്ടിന്‌ ജമാഅത്തെയും മുജാഹിദും ലീഗിലെ പ്രശ്‌നം ചെറുതല്ല തമിഴ്‌നാട്‌ കൂടുതൽ വെള്ളം തുറന്നുവിടുന്നു കേരളം ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും കള്ളം പൊളിഞ്ഞു ജിഷ്ണു യുവമോർച്ച നേതാവ്‌ തന്നെ സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. കേരളത്തിലെ ആദ്യകാല വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നാല് വർഷത്തോളമായി കാൻസർ ബാധിതയായിരുന്നു. നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഫൗസിയ കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്നനിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്റ്റിനുകീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002 മുതൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ കോച്ചായി പ്രവർത്തനം തുടങ്ങി. 2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവര്‍ തന്നെ. 2005-ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയില്‍നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു. നാലു വര്‍ഷം കേരളാ ടീമിന്റെ ഗോള്‍കീപ്പര്‍, രണ്ടു വര്‍ഷം കോച്ച്, ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തോളം കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഫുട്‌ബോള്‍ കോച്ച് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാന ചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിവയായിരുന്നു ഫൗസിയയുടെ കായിക രംഗത്തെ പ്രകടനങ്ങള്‍. 2013ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി പെൺകുട്ടികളുടെ ഫുട്ബോൾ മത്സരയിനമാക്കിയതിനു പിന്നിൽ ഫൗസിയയാണു പ്രവർത്തിച്ചത്. വനിതാ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭിക്കും 50 വർഷം നീണ്ട പോരാട്ടം; കോടതി വഴിയല്ലാതെ വിവാഹമോചനത്തിന് മുസ്‌ലീം സ്ത്രീകൾക്കും അവകാശം രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കരുത് സുരക്ഷ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഓഫീസ് മാനേജര്‍ ഇനിമുതൽ കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് നൽകാൻ തീരുമാനമായി ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഗാർഹിക പീഡനത്തിൽ നിന്ന് വനിതകളെ രക്ഷിയ്ക്കാൻ 'തപാൽ' പദ്ധതി കൊറോണക്കാലം കൂടുതൽ ദുരിതം വിതച്ചത് ജോലിക്കാരായ അമ്മമാർക്കെന്ന് പഠനം മൂന്നിലൊന്ന് സ്ത്രീകളും പീഡനത്തിനിരയാവുന്നത് പങ്കാളിയിൽ നിന്ന്: ലോകാരോഗ്യ സംഘടന കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ,വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയാണ് കേരളാ മുസ്ലിം കൾച്ചറൽ സെന്റർ അഥവാ കെഎംസിസി..സൗദി അറേബ്യയിൽ കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി മലയാളികളായ പ്രവാസികൾക്കിടയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് കെഎംസിസി കാഴ്ച വെക്കുന്നത്.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വിഭാവന ചെയ്യുന്ന രാഷ്ട്രീയ ആദർശത്തിന്റെ പ്രചാരണത്തോടൊപ്പം സഹജീവികളോടുള്ള കാരുണ്യത്തിന്റെ അനന്തമായ പ്രവാഹമായും കെഎംസിസി നിലകൊള്ളുന്നു. കേരള മുസ്ലിം കൾചറൽ സെന്ററിൽ അംഗമാകുന്ന ഞാൻ KMCC യുടെയും മാതൃസംഘടനയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും നയനിലപാടുകളോട് ഐക്യപ്പെട്ട് പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഭരണഘടന യോടും സൗദി അറേബ്യയിലെ നിയമ-നീതിന്യായ വ്യവസ്ഥകളോടും യോജിച്ച് പ്രവർത്തിക്കും എന്നും കർമ വീഥിയിൽ പർസ്പര സാഹോദര്യവും ഉയർത്തി പ്പിടിക്കുന്ന ഇസ്ലാമിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കുമെന്നും ഇതിനാൽ സത്യ പ്രസ്ഥാവന ചെയ്യുന്നൂ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കംപല്‍സറി മലയാളം സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍: മലയാളം ഓപ്ഷണല്‍ പേപ്പര്‍: 2 1929ല്‍ മഞ്ചേരിയില്‍ ജനനം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തിരുന്നു. ഭകണ്ണുകള്‍' എന്ന ചെറുകഥ മാതൃഭൂമി നടത്തിയ അന്താരാഷ്ട്ര കഥാമത്സരത്തില്‍ ഒന്നാംസമ്മാനം നേടി. പന്ത്രണ്ടാം വയസ്സില്‍ ഭവെളിച്ചം വിളക്കന്വേഷിക്കുന്നു' എന്ന ആദ്യ നാടകമെഴുതി. നാല്പതോളം നാടകങ്ങളും മൂന്ന് ചെറുകഥാ സമാഹാരങ്ങളും രണ്ട് നോവലുകളും അരഡസനിലേറെ ചലച്ചിത്ര കഥാ തിരക്കഥകളും കെ.ടി.യുടേതായുണ്ട്. കേന്ദ്രസംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, മദിരാശി ഗവണ്‍മെന്റ്, പി.ജെ.ഫൗണ്ടേഷന്‍, പുഷ്പശ്രീ, കേന്ദ്രഗവണ്‍മെന്റിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍, എന്‍.കൃഷ്ണപിള്ള അവാര്‍ഡ്, ബഷീര്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് ഇവയും നേടിയിട്ടുണ്ട്. രണ്ടുതവണ കേന്ദ്ര ദേശീയോദ്ഗ്രഥന അവാര്‍ഡുകള്‍ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമി അംഗം, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇത് ഭൂമിയാണ്, കറവറ്റ പശു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കാഫര്‍, ഉറങ്ങാന്‍ വൈകിയ രാത്രികള്‍, ചുവന്ന ഘടികാരം, രാത്രിവണ്ടികള്‍, സൃഷ്ടി, സ്ഥിതി, സംഹാരം, സൂത്രധാരന്‍, സമന്വയം, സ്വന്തം ലേഖകന്‍, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം ഇവ പ്രശസ്ത നാടകങ്ങളാണ്. മാംസപുഷ്പങ്ങള്‍, കാറ്റ് ഇവ നോവലുകളും ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം, കളിയും കാര്യവും ചെറുകഥാ സമാഹാരങ്ങളുമാണ്. വിലാസം: ഭസുരഭില പുതിയങ്ങാടി, കോഴിക്കോട്673 021. 2008ല്‍ അന്തരിച്ചു മെൽബൺ∙ അഡ്വഞ്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓഫ് റോഡ് ഷോ വിജയകരമായി പര്യവസാനിച്ചു. ലോക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ പല പ്രാവശ്യം മാറ്റിവച്ച ഓഫ് റോഡ് ഷോ എന്തുകൊണ്ടും ക്ലയിറ്റൺ സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രധാന പെരുന്നാൾ പുളിക്കൽ ഏപ്പച്ചന്റെ സംസ്കാരം 29 ന് നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും മെൽബൺ ∙ നവോദയ ഓസ്ട്രേലിയ ദേശീയ സമ്മേളനം നവംബർ 27 ശനിയാഴ്ച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും ഒഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനഃസംഘടിപ്പിച്ചു തിരുവനന്തപുരം/മെൽബൺ ∙ ഒഐസിസി ഓസ്ട്രേലിയ നാഷനൽ ഓര്‍ഗനൈസറായി ജിന്‍സണ്‍ കുരിയനെയും ജനറല്‍ കണ്‍വീനറായി ബൈജു ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ ജി.വേണുഗോപാലിന്റെ ഭക്തിഗാന ആൽബം പുറത്തിറക്കി അഡ്‌ലൈഡ്∙ ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാൽ പാടി അഭിനയിച്ച മൂകമായ് എന്ന ഭക്തിഗാന ആൽബം ബ്രിസ്‌ബേൻ∙ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി മലയാളി സംഘടനയായ സിഡ്മൽ സഫയർ നൈറ്റ് ഡിസംബർ 18 ന് സിഡ്നി∙ ഓസ്ട്രേലിയൻ മലയാളി സംഘടനകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന സിഡ്നി മലയാളി അസോസിയേഷൻ 45–ാം വാർഷികാഘോഷം വിപുല മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം; നവോദയ ഓസ്ട്രേലിയ പ്രതിഷേധിച്ചു മെൽബൺ ∙ മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് ഓസ്ട്രേലിയയിൽ ഗാന്ധിജിയുടെ പ്രതിമ തകർക്കാൻ ശ്രമം മെൽബൺ ∙ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിനു മുന്നിൽ സ്ഥാപിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ ആക്രമണം നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു ബ്രിസ്ബേൻ ∙ നവോദയ ഓസ്ട്രേലിയയുടെ നവംബർ 27ന് നടക്കുന്ന രണ്ടാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഓസ്ട്രേലിയൻ മലയാളികൾക്കായി സിഡ്‌നി ∙ പുളിങ്കുന്ന് കായൽപ്പുറം പുതുക്കളത്തിൽ പരേതനായ ജോസഫ് വർഗീസിന്റെ (വറീച്ചൻ) ഭാര്യ ലീലാമ്മ വർഗീസ് (77 പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ അനുശോചനം രേഖപ്പെടുത്തി മെൽബൺ ∙ കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ വിയോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് (എം ബ്രിസ്ബേൻ∙ ഓസ്ട്രേലിയയിലെ പ്രസിദ്ധമായ മരിയന്‍ തീർഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ മലയാളികള്‍ ചേര്‍ന്നൊരുക്കിയ അറ്റ്പിഎഫ് പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു ബ്രിസ്ബെയ്ന്‍ ∙ കുട്ടികളെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കണ്‍തുറക്കാനും ശരിയായ ദിശാബോധത്തിലേക്കു നയിക്കാനും പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വം പെർത്ത്∙ ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വവുമായി ഒൻപതാം ഓസ്ട്രേലിയയിലെ പെർത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി പെർത്ത്∙ ഒക്ടോബർ 31ന് ഇന്ദിരാ പ്രിയദർശിനിയുടെ 37-മത് രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. പെർത്തിൽ പുതിയതായി മലയാളം മിഷൻ പെർത്ത് പ്രവേശനോത്സവവും ഉദ്ഘാടനവും പെർത്ത്∙ ഓസ്‌ട്രേലിയയിലെ പെർത്തിൽ പ്രവാസി മലയാളികളുടെ പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷൻ ഒരുങ്ങുന്നു. മാത്യു മാമ്പ്ര, സ്വീഡിഷ് മേളയിൽ മികച്ച നടൻ സ്വീഡിഷ് രാജ്യാന്തര ചലച്ചിത്രമേളയിൽ എസ്ഐഎഫ്എഫ് അവാർഡ് ഓഫ് എമിനൻസ്" എന്ന നല്ല നടനുള്ള പുരസ്കാരം ബാംഗ്ലൂരിലെ മലയാളിയായ ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ മെൽബൺ∙ഐപിസി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) “സും” പ്ലാറ്റ് ഫോമിലൂടെ മെൽബൺ∙ കോവിഡിന്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം ബ്രിസ്‌ബേൺ ∙ ക്വീൻസ് ലാൻഡിലെ സ്പ്രിങ് ഫീൽഡ് മലയാളി അസോസിയേഷന് 2021 -2022 വർഷത്തേക്കുള്ള പുതിയ നേതൃത്വം 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ച് റെക്കോർഡ്; വിശേഷങ്ങൾ പങ്കുവച്ച് മലയാളി സഹോദരിമാർ മെൽബൺ ∙ കഴിഞ്ഞ ഒൻപത് വർഷമായി ഓസ്ട്രേലിയൻ മലയാളികളായ ജോയ് കെ. മാത്യുവിന്റെയും ജാക്വാലിന്റെയും വീട്ടിൽ നിറഞ്ഞു മലേഷ്യയിൽ അന്തരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ക്വലാലംപൂർ∙ മലേഷ്യയിലെ സെലങ്ങൂർ സ്റ്റേറ്റിൽ ഹൃദയാഘാതം മൂലം ഈ മാസം 10 ന് മരിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കല്ലായി തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു ബ്രിസ്ബെയ്ൻ∙ ബ്രിസ്ബെയ്ൻ തിരുക്കുടുംബ ക്നാനായ ദേവാലയത്തിൽ പ്രഥമ തിരുന്നാൾ ആഘോഷിച്ചു. ഒക്ടോബർ 16 ,17 തീയതികളിൽ നടന്ന നിങ്ങളുടെ മനസ്സിലുണ്ടോ ഒരു ഉഗ്രൻ ആശയം? സഹായിക്കാൻ കൂട്ടുകാരുണ്ടോ? ഉപദേശങ്ങൾ നൽകി ഒപ്പം നിൽക്കാൻ ഒരു അധ്യാപകനുണ്ടോ? എങ്കിൽ അത് യാഥാർഥ്യമാക്കാൻ വർഷങ്ങളോളം കാത്തിരിക്കുകയൊന്നും വേണ്ട. ആശയങ്ങൾ ഉടൻ തന്നെ ഒരു പ്രോജക്ടായി വികസിപ്പിച്ചെടുത്ത് മനോരമ യുവയ്ക്ക് അയച്ചു തരിക. മികവുറ്റതാണെങ്കിൽ പ്രോജക്ട് യാഥാർഥ്യമാക്കാനുള്ള വിദഗ്ധോപദേശവും സാങ്കേതിക സഹായവും ധനസഹായവും നിങ്ങളെ തേടിയെത്തും! സമൂഹത്തിനു പ്രയോജനകരമായ രീതിയിൽ സാങ്കേതിക ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 07 റജിസ്ട്രേഷന് തുടക്കമാകുന്നു. സ്കൂൾ വിഭാഗം: സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലുമുള്ള സ്കൂളുകളുകൾക്കും, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ തുടങ്ങിയ എല്ലാത്തരം സാങ്കേതിക വിദ്യാലയങ്ങൾക്കും കോളജ് വിഭാഗം: ആർട്സ് ആൻഡ് സയൻസ്, കൊമേഴ്സ് കോളജുകൾക്കും എൻജിനീയറിങ്, മെഡിക്കൽ, നഴ്സിങ്, മാനേജ്മെന്റ് സ്റ്റഡീസ്, പോളിടെക്നിക്, ഐടിഐ, ഐടിസി തുടങ്ങി എല്ലാത്തരം പ്രഷനൽ കോളജുകൾക്കും ഒരു ടീമിൽ പരമാവധി അഞ്ചു വിദ്യാർഥികളും ഒരു പ്രോജക്ട് ഗൈഡും. അതതു സ്ഥാപനത്തിലെ അധ്യാപകരാകണം പ്രോജക്ട് ഗൈഡ്. ഒരേ സ്ഥാപനത്തിൽ നിന്ന് എത്ര ടീമുകൾക്കു വേണമെങ്കിലും പങ്കെടുക്കാം. പക്ഷേ ഒരു ടീം ഒരു പ്രോജക്ട് മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ. ഒന്നാം സമ്മാനം – 1,00,000 രൂപ രണ്ടാം സമ്മാനം – 60,000 രൂപ മൂന്നാം സമ്മാനം – 40,000 രൂപ ഒന്നാം സമ്മാനം – 50,000 രൂപ രണ്ടാം സമ്മാനം – 30,000 രൂപ മൂന്നാം സമ്മാനം – 20,000 രൂപ പ്രഫ. സതീഷ് ജോൺ സ്മാരക പ്രത്യേക പുരസ്കാരം വർക്കിങ് മോഡലായി പ്രദർശിപ്പിക്കാൻ കഴിയുന്നതാകണം പ്രോജക്ട്. പൊതുവിഭാഗത്തിൽ വിഷയനിബന്ധനകളില്ല. ഏതു മേഖലയും ഏതു വിഷയവും സ്വീകരിക്കാം. പ്രഫ. സതീഷ് ജോൺ സ്മാരക പ്രത്യേക സമ്മാനം(സ്കൂളിനും കോളജിനും വെവ്വേറെ) ഈ വിഭാഗത്തിൽ പ്രത്യേക വിഷയങ്ങളിലുള്ള പ്രജോക്ടുകളാണു പരിഗണിക്കുക. വിഷയങ്ങൾ സ്കൂളിനും കോളജിനും വെവ്വേറെയാണ് – കൊതുകുപരത്തുന്ന രോഗങ്ങൾ കൊണ്ട് വലയുകയാണ് ഇപ്പോൾ കേരളം. സർവവ്യാപിയും നാശകാരിയുമായ ഈ കൊതുകുകളെ തുരത്താനുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാർഗങ്ങൾ കണ്ടെത്തുന്ന സ്കൂൾ ടീമുകൾക്കാണ് ഇത്തവണ പ്രഫ. സതീഷ് ജോൺ സ്മാരക സ്കൂൾ സമ്മാനം. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണുകളുടെയും ഉപയോഗം ഇന്നു വ്യാപകമാണ്. ഏറെ പ്രയോജനം ചെയ്യുന്നതും എന്നാൽ അതേ സമയം ഒട്ടേറെ ചതിക്കുഴികൾ ഉള്ളതുമായ സങ്കേതമാണ് ഇവ രണ്ടും. ഇത്തരം ചതിക്കുഴികളിൽ പെടാതിരിക്കാനുള്ള സുരക്ഷാ മാ‍ർഗങ്ങൾ കണ്ടെത്തുന്നവർക്കാണ് കോളജ് തലത്തിൽ ഇത്തവണ സതീഷ് ജോൺ സ്മാരക സമ്മാനം. സോഫ്റ്റ്‍ വെയറുകൾ അടക്കം സൈബർ സേഫ്റ്റി ടൂൾസ് ആണ് വികസിപ്പിക്കേണ്ടത്. പ്രോജക്‌ടുകളുടെ പ്രായോഗിക സാധ്യതയും പുതുമയും സാമൂഹിക പ്രസക്‌തിയും പരിഗണിച്ച് അവസാന റൗണ്ടിലേക്ക് ടീമുകളെ തിരഞ്ഞെടുക്കും. പ്രോജക്‌ട് സംബന്ധിച്ച ലഘുവിവരണത്തിന്റെയും ടീമുകളുമായി വിദഗ്‌ധസമിതി നടത്തുന്ന ആശയവിനിമയത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും അവസാന റൗണ്ടിലേക്കുള്ള തിരഞ്ഞെടുപ്പ്. അവസാന റൗണ്ടിലേക്കു തിരഞ്ഞെടുക്കുന്ന ടീമുകൾക്ക് പ്രോജക്ട് പൂർത്തിയാക്കാൻ ആവശ്യമായ ചെലവിന്റെ ഒരു ഭാഗം ധനസഹായമായി നൽകും. ഓരോ പ്രോജക്ടിനുമുള്ള ധനസഹായം നിശ്ചയിക്കുന്നത് വിദഗ്ധസമിതിയായിരിക്കും 2018 ആദ്യം നടത്തുന്ന പ്രദർശനത്തിൽ ഓരോ ടീമിന്റെയും പൂർത്തിയാക്കിയ പ്രോജക്‌ട് നേരിട്ടു വിലയിരുത്തി വിദഗ്‌ധ സമിതി സമ്മാനാർഹരെ തിരഞ്ഞെടുക്കും. നേരത്തെ ഫോണിൽ താൽപര്യം വിളിച്ചറിയിച്ചവർ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 2. വിദ്യാഭ്യാസസ്‌ഥാപനത്തിന്റെ പേരും വിലാസവും ഇ–മെയിലും കൃത്യമായ ഫോൺ നമ്പരും 3. പ്രോജക്‌ട് ഗൈഡിന്റെയും എല്ലാ ടീമംഗങ്ങളുടെയും പേരും വിലാസവും ഇ–മെയിലും കൃത്യമായ ഫോൺ നമ്പരും 4. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്‌ടിനെക്കുറിച്ച് ഒരു പേജിൽ കവിയാത്ത വിവരണം 5. പ്രോജക്‌ടിന് ആവശ്യമായി വരുന്ന തുക സംബന്ധിച്ച ഏകദേശ കണക്ക് വിലാസം: യുവ മാസ്‌റ്റർ മൈൻഡ്–8, എഡിറ്റോറിയൽ, മലയാള മനോരമ, പിബി നമ്പർ–26, കോട്ടയം –1 പ്രഫ. സതീഷ് ജോൺ സ്മാരക പുരസ്കാരം അവസാന തീയതി: ഓഗസ്റ്റ് 10, 2017 വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം; 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികന്‍ നഷ്ടമായത് ധീരസൈനികനെ’; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യുമന്ത്രി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ ആഗ്രയിലെ ജനങ്ങളുടെ സങ്കടം ഇരട്ടി; വിംഗ് കമാൻഡറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ആഗ്ര വ്യോമസേനാ മേധാവി വിആർ ചൗധരി കൂനൂരിൽ അപകടസ്ഥലത്തെത്തി; ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി കമാൻഡന്റ് പരേഡ് റദ്ദാക്കി കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി പണ്ടുമുതലേയുള്ള തടിയായിരുന്നു എന്നും എളുപ്പം ഒന്നും കുറക്കാനും കഴിയില്ലെന്നാണ് കരുതിയത്, തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു അവസാനം 78 കിലോ 65 ആയി എന്ന്… ‘ശിവന്‍’എന്താ കല്യാണത്തിന് വരാതിരുന്നത്? മറുപടിയുമായി അപ്സര ‘അസാമാന്യ കഴിവുകളുള്ള സമര്‍ത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, വിവേകത്തോടുള്ള പ്രവര്‍ത്തനങ്ങൾ രാഷ്ട്രത്തിന് എന്നും മുതല്‍ കൂട്ടായിരുന്നു’; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ ‘മരക്കാർ, കാവൽ സിനിമകളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം മലയാള സിനിമാ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും’ – സന്ദീപ് വാര്യർ ‘മരക്കാർ, കാവൽ സിനിമകളെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം മലയാള സിനിമാ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും’ – സന്ദീപ് വാര്യർ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകാൻ ബിഎസ്എൻഎൽ, മറ്റ് കമ്പനികൾക്കിത് വെല്ലുവിളി ഡിസംബര്‍ 9ന് റിയല്‍മി ജിടി 2 പ്രോ പ്രഖ്യാപിക്കും ഫീച്ചര്‍ ഫോണിലൂടെ യുപിഐ പണമിടപാട് സാധ്യമാക്കാന്‍ ആര്‍ബിഐ…… പ്രതിദിന ഡാറ്റയും സ്ട്രീമിംഗ് ആനുകൂല്യങ്ങളുമായി പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍; എയര്‍ടെല്‍, ജിയോ, വിഐ പ്ലാനുകള്‍ ഇങ്ങനെ അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് ഈ 2 പാനീയങ്ങൾ കുടിക്കൂ ശൈത്യകാലം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതാണ്; ദിവസവും ഇഞ്ചി ചേർത്ത പാൽ കുടിക്കൂ, രോഗങ്ങൾ അകന്നു നിൽക്കും രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത നിരവധി പേരുണ്ടാവും; നിർബന്ധമായും ഇത്രയും വൈറ്റമിനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ നേതാക്കളാകാൻ വേണ്ടി ജനിച്ചവരാണ് ഈ രാശിക്കാർ; ഇതിൽ നിങ്ങളുണ്ടോ? മഞ്ഞുകാലം തുടങ്ങുമ്പോള്‍ എല്ലാവരും നേരിടുന്ന ഏറ്റവും വലിയ പ്രശന്മാണ് ചര്‍മ വരള്‍ച്ച; ഈ മാര്‍ഗങ്ങളൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ… ആക്ടീവ 125 പ്രീമിയം എഡിഷന്‍ അവതരിപ്പിച്ച് ഹോണ്ട മുടി അമിതമായി കൊഴിയുന്നതിന് കാരണം ഇങ്ങനെ! പുതിയ ഫോക്‌സ്‌വാഗൺ Tiguan 2021 നാളെ ഇന്ത്യയിൽ അവതരിപ്പിക്കും, വിലയും സവിശേഷതകളും ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്‌റ്റർ എസ് ബൈക്ക് മികച്ച രൂപത്തിലും കരുത്തുറ്റ എഞ്ചിനുമായി പുറത്തിറക്കി, വില അറിയൂ ഡിസംബറിലെ ബിഗ് ഓഫർ: നിരവധി വാഹനങ്ങളിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്, ഈ അവസരം പ്രയോജനപ്പെടുത്തുക നേതാക്കളാകാൻ വേണ്ടി ജനിച്ചവരാണ് ഈ രാശിക്കാർ; ഇതിൽ നിങ്ങളുണ്ടോ? വരുന്ന 128 ദിവസങ്ങളിൽ ഈ രാശിക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാകില്ല, ഭാഗ്യത്തിന് പൂർണ്ണ പിന്തുണ ലഭിക്കും ഡിസംബർ 12 വരെ ഈ 4 രാശിക്കാർ എല്ലാ സങ്കടങ്ങളിൽ നിന്നും വേദനകളിൽ നിന്നും അകന്നുനിൽക്കും, നിങ്ങൾക്ക് ധാരാളം ഭാഗ്യങ്ങൾ ലഭിക്കും ഈ രാശിക്കാരുടെ വിധി വരുന്ന 10 ദിവസത്തേക്ക് സൂര്യനെപ്പോലെ പ്രകാശിക്കും, നോക്കൂ നിങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ഗുരുവിന്റെ അനുഗ്രഹത്താൽ വരുന്ന 128 ദിവസങ്ങളിൽ ഈ രാശിക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാകില്ല, ഭാഗ്യത്തിന് പൂർണ്ണ പിന്തുണ ലഭിക്കും. ലാബ് ടെക്‌നീഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താല്‍കാലിക നിയമനം ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍ നേതാക്കളാകാൻ വേണ്ടി ജനിച്ചവരാണ് ഈ രാശിക്കാർ; ഇതിൽ നിങ്ങളുണ്ടോ? ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ വിമര്‍ശനത്തിന്റെ തോക്കിന്‍ കുഴലിനു മുന്നിലായിരുന്നു ഞാന്‍. മറ്റൊരു വഴിയുണ്ടായിരുന്നില്ല. കുത്തുവാക്കുകള്‍ കേട്ടു; തുറന്നുപറഞ്ഞ് രവി ശാസ്ത്രി Home LATEST NEWS നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ മരണശേഷം ക്ലൗഡിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയ്ക്കും ആപ്പിൾ, ഗൂഗിൾ തുടങ്ങിയ സേവനങ്ങൾക്കും എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ഗൂഗിള്‍ മാപ്പ്‌, Gmail, അല്ലെങ്കിൽ ഗൂഗിള്‍ ഫോട്ടോകൾ പോലുള്ള ഗൂഗിള്‍ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ആന്‍ഡ്രോയ്ഡ്‌ ഫോൺ ഉണ്ടെങ്കിൽ, നിങ്ങളെക്കുറിച്ചോ നിങ്ങളുടെ ശീലങ്ങളെക്കുറിച്ചോ ഗൂഗിള്‍ന് ധാരാളം ഡാറ്റയുണ്ട്. ചില ആളുകൾ അവരുടെ ബാങ്ക് കാർഡ് വിശദാംശങ്ങളും Google Pay പോലുള്ള ആപ്പുകളും പേയ്‌മെന്റുകൾക്കായി സംരക്ഷിക്കുന്നു. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ അത്തരം എല്ലാ സെൻസിറ്റീവ് വിവരങ്ങളും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡാറ്റയ്ക്കായി ആസൂത്രണം ചെയ്യണം. കാരണം, ഇത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളുമായി ഞങ്ങൾക്ക് ശേഷം എല്ലാം പങ്കിടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ ഡാറ്റ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം. ഇപ്പോൾ, ഒരു വ്യക്തി തന്റെ ഗൂഗിൾ അക്കൗണ്ട് മാസങ്ങളോളം ഉപയോഗിക്കാത്തപ്പോൾ, അത് നിഷ്‌ക്രിയമാകും. അടിസ്ഥാനപരമായി, ഒരു അക്കൗണ്ടിൽ ഒരു പ്രവർത്തനവും ഗൂഗിൾ ദീർഘനേരം കണ്ടെത്താത്തപ്പോൾ, അത് നിഷ്‌ക്രിയമാകും. എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ട് എപ്പോൾ നിഷ്‌ക്രിയമായി കണക്കാക്കണമെന്നും അതിന് എന്ത് സംഭവിക്കണമെന്നും ഡാറ്റ നിഷ്‌ക്രിയമായതിനുശേഷം ഡാറ്റ തീരുമാനിക്കാനും ഗൂഗിൾ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ അക്കൗണ്ടും അതിന്റെ ഡാറ്റയും വിശ്വസനീയരായ ആളുകളുമായി പങ്കിടാനുള്ള ഓപ്ഷൻ ഗൂഗിൾ നിങ്ങൾക്ക് നൽകുന്നു. പകരമായി, നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായാൽ അത് ഇല്ലാതാക്കാൻ നിങ്ങൾക്ക് ഗൂഗിൾ – നോട് ആവശ്യപ്പെടാം. കുറച്ച് സമയത്തേക്ക് നിങ്ങൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ചില്ലെങ്കിൽ മാത്രമേ നിങ്ങളുടെ പ്ലാൻ പ്രവർത്തനക്ഷമമാകൂ. അതിന് മുമ്പ് നിങ്ങൾ എത്ര സമയം കാത്തിരിക്കണമെന്ന് ഗൂഗിൾ പറയുന്നു. അക്കൗണ്ട് പ്രവർത്തനരഹിതമായി കണക്കാക്കുന്നതിന് സമയം ക്രമീകരിക്കാൻ ഗൂഗിൾ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഒരു നല്ല സവിശേഷത. ഉപയോക്താക്കൾക്ക് പരമാവധി 18 മാസം വരെ തിരഞ്ഞെടുക്കാം. മേൽപ്പറഞ്ഞ ലിങ്ക് സന്ദർശിച്ചുകഴിഞ്ഞാൽ, നിങ്ങൾ ആദ്യം ഇമെയിൽ ഐഡി, ഫോൺ നമ്പർ, മറ്റ് വിശദാംശങ്ങൾ എന്നിവയ്ക്കായുള്ള കാത്തിരിപ്പ് സമയം നൽകേണ്ടതുണ്ട്. ഇതിനുശേഷം, നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് നിഷ്‌ക്രിയമാകുമ്പോഴും നിങ്ങൾ ഇനി അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നും അറിയിക്കാൻ ആഗ്രഹിക്കുന്ന 10 പേരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഗൂഗിൾ നിങ്ങൾക്ക് നൽകും. ഉപയോക്താക്കൾക്ക് അവരുടെ ചില ഡാറ്റകളിലേക്കും അത് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്കും ആക്‌സസ് നൽകാനും കഴിയും. ഇതിനായി ഒരു വിശ്വസനീയ ഇമെയിൽ ഐഡി ആവശ്യമാണ്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡാറ്റ ആക്സസ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആരുടെയും ഇമെയിൽ ഐഡി ചേർക്കേണ്ടതില്ല. Also Read ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ Previous articleജമ്മുവിലേക്ക്‌ പോകുന്ന സ്‌പെഷ്യല്‍ ട്രെയിനിനുള്ളിൽ സ്‌ഫോടനം, ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറിച്ചു; റായ്‍പൂരില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക് Next articleബന്ധുക്കള്‍ തേടിയെത്താതെ ആഗ്രയിലെ ശ്മശാനങ്ങളിലെ ചിതാഭസ്മക്കുടങ്ങള്‍; സൂക്ഷിച്ച് ശ്മശാന ജീവനക്കാര്‍ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ, അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും കൂനൂർ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജനറൽ ബിപിൻ റാവത്തിന്‍റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകൾക്കെല്ലാം ചുക്കാൻ പിടിച്ച സേനകളുടെ തലവനായിരുന്നു ബിപിന്‍ രാജ്യത്തെ ഭിക്ഷാടകരെ പുനരധിവസിപ്പിക്കും, പദ്ധതിയുമായി കേന്ദ്ര സർക്കാർ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു പ്രദീപിന്റെ മരണം നികത്താനാകാത്ത നഷ്ടം; 2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികന്‍ നഷ്ടമായത് ധീരസൈനികനെ’; എ പ്രദീപിന്റെ വീട്ടിലെത്തി റവന്യുമന്ത്രി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ ആഗ്രയിലെ ജനങ്ങളുടെ സങ്കടം ഇരട്ടി; വിംഗ് വ്യോമസേനാ മേധാവി വിആർ ചൗധരി കൂനൂരിൽ അപകടസ്ഥലത്തെത്തി; ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി കമാൻഡന്റ് പരേഡ് റദ്ദാക്കി കൂനൂരിൽ അപടകടത്തിൽ പെട്ട വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോർഡർ കണ്ടെത്തി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോകരാജ്യങ്ങൾ, അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബാംഗങ്ങളും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തമിഴ്‌നാട്ടിൽ തകർന്നുവീണു, നാലു മരണം ഹൃദയ സംരക്ഷണം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവം മുംബൈയിൽ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും സസ്പെൻഡ് സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ് ഡല്‍ഹിയില്‍ ശൈത്യകാലത്ത് കോവിഡ് കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണ് ശിവശങ്കർ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയത്: ഇ ഡി ദൃശ്യം രണ്ടാം ഭാഗത്തിലെ 42 അബദ്ധങ്ങൾ; വിഡിയോ എമിറേറ്റ്സ് എയർലൈൻസിന്റെ പേരിൽ വരുന്ന വ്യാജ ഇമെയിലുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റാതെ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഒമിക്രോൺ മുൻകരുതൽ ഇന്ത്യയിൽ കോവിഡ് നിയന്ത്രണ നടപടികൾ ഡിസംബർ 31 വരെ നീട്ടി യുഎഇയുടെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി ദേശീയ ദിന ആശംസകൾ നേർന്ന് എം.എ. യൂസഫലി Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. സെഹയുടെ എല്ലാ ഡ്രൈവ്-ത്രൂ സെന്ററുകളും ദേശീയ ദിന അവധി ദിനങ്ങളിൽ തുറന്നിരിക്കും. 2021-11-30 യുഎഇയുടെ ദേശീയ ദിനത്തിൽ എക്സ്പോയിലേക്ക് എല്ലാവർക്കും സൗജന്യപ്രവേശനം 2021-11-30 യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു 2021-11-30 കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും 2021-11-30 പക്ഷേ അയാൾ ശ്രദ്ധ കൊടുത്തില്ല. ഇത് പതിവുള്ളതാണല്ലോ.കുറച്ച് സമയത്തിനകം അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് വരുമെന്ന് അവനറിയാം കുറച്ച് കഴിഞ്ഞതും പിന്നെയും അവൾ കൊഞ്ചലോടെ വിളിച്ചു ഇനി പറയൂ, ഏട്ടന് എന്നോട് എത്ര ഇഷ്ടം ഉണ്ട്.. മുഖം വക്രിച്ചു കൊണ്ട് അവൻ കളിയായി പറഞ്ഞു ഇഷ്ടം കൂടാൻ പറ്റിയ മുതൽ …. നിനക്ക് കോങ്കണ്ണ് ഉണ്ടോ? ഞാനിപ്പോഴാ ശ്രദ്ധിച്ചത്. ഛേ വെറുതേ സമയം കളഞ്ഞു പിന്നെ ബലം പിടിച്ച് അവളുടെ കൈകൾ അകറ്റി കുമ്പിട്ടിരുന്ന ആ മുഖം രണ്ട് കൈവെള്ളയിലുമായി സ്നേഹത്തോടെ പിടിച്ചുയർത്തി ആ നിറഞ്ഞ് ഒഴുകുന്ന കണ്ണുകളിലേക്ക് നോക്കി. അവനും തന്റെ കണ്ണുകൾ നിറയുന്നത് അറിയുന്നുണ്ടായിരുന്നു. അവന്റെ ഹൃദയത്തിന്റെ കോണിൽ ഒളിപ്പിച്ചിരുന്ന സ്നേഹം വാക്കുകളായി പുറത്തേക്ക് വന്നവളുടെ കാതുകളിലെത്തി അമ്മൂ… നിന്റെ കണ്ണുകളെ നീ എത്ര സ്‌നേഹിക്കുന്നു അത്രത്തോളം… അത്രത്തോളം തന്നെ… നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നിട്ട് ഇനിയും എന്നെ നീ പരീക്ഷിക്കുകയാണോ? ഇത് കേൾക്കാൻ കാത്തിരുന്നത് പോലെ അവളുടെ മുഖം വിടർന്നു. ഇത് കേട്ടതും രണ്ട് കയ്യും എടുത്ത് അവനെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൾ കുസൃതി നിറഞ്ഞ പൊട്ടിച്ചിരിയോടെ ചാടി എണീറ്റു എന്നിട്ട് ഓടുന്നതിനിടയിൽ വിളിച്ച് പറഞ്ഞു…. അത് എനിക്കറിയാടാ കുരങ്ങാ നിന്നെ കൊണ്ട് അത് പറയിക്കാനാ ഞാൻ കരഞ്ഞത് ടീ കാന്താരീ നിന്നെ എന്റെ കയ്യിൽ ഇനിയും കിട്ടും അഭിയും ഉറക്കെ വിളിച്ചു പറഞ്ഞു… *100 രൂപ* ഞാൻ ആകെ മൊത്തം പേടിച്ചു നിക്കുകയാണ് എവിടെയാണ് പൈസ പോയതെന്ന് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല കളിക്കാൻ പോകുമ്പലെ… “അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..” ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ… തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു. “ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ” “മുകളിലത്തെ… രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി ഒടുവിൽ ഗത്യന്തരമില്ലാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും ഉപാധികൾ ഇല്ലാതെ മരയ്ക്കാറിന്റെ തിയേറ്റർ റിലീസിന് വഴങ്ങി. വിജയിച്ചത് തീയേറ്റർഉടമകളും ആരാധകരും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മിനിമം ഗ്യാരന്റി ഇല്ലാതെ തിയേറ്റർ റിലീസ് ഇല്ലായെന്ന പിടിവാശി തിരുത്തി. യാതൊരുവിധ ഉപാധികളുമില്ലാതെ തന്നെ ചിത്രം തിയേറ്റർ റിലീസ് ഉണ്ടാവും. ഡിസംബർ 2 മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് ‘മുങ്ങി’, ദുരൂഹത പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി കെ. എസ്. സി (എം) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വാഹനം വേഗത്തില്‍ ഓടിച്ചു; പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ട് കരിക്ക് ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച്‌ അര്‍ജുന്‍ കർഷക സമരത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയം – ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പാലാ റീജിയണൽ സമ്മേളനം അവിഹിതമെന്ന് സംശയം; 24കാരനെയും 30കാരിയെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനം; കാഴ്ചക്കാരായി നാട്ടുകാര്‍; മുന്‍ഭര്‍ത്താവ് അറസ്റ്റില്‍ (വീഡിയോ) ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. 1757 ൽ പ്ലാസി യുദ്ധം സ്വാതന്ത്രിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.നൂറു വർഷങ്ങളുടെ അടിമത്ത്വം ഉണ്ടാക്കിയ വേദനകളുടെ ആവേശത്തോടെ 1857 ലും സ്വാതന്ത്ര്യ ശ്രമങ്ങൾ തുടർന്നു.പക്ഷെ വിദേശ ആയുധങ്ങളുടെ മുൻപിൽ നമ്മൾ നിസ്സഹായകരായിരുന്നു.അങ്ങനെ നിരായുധരായി നിന്നുകൊണ്ട് തന്നെ ഗാന്ധിജി ബ്രിട്ടഷുകാർക്ക് അന്ത്യ ശാസന നൽകി “ക്വിറ്റ് ഇന്ത്യ”.ഇന്ത്യൻ ജനതക്ക് വീര്യം പകർന്നുകൊണ്ട് ആ ധീര പുരുഷൻ ആഹ്വാനം നൽകി ,’പ്രവർത്തിക്കുക അല്ലങ്കിൽ മരിക്കുക’…എന്നു വെച്ചാൽ മരിക്കും വരെ നല്ല യോദ്ധാവായി അടരാടുക. ഗാന്ധിജിയുടെ ശബ്ദത്തിനു മുൻപിൽ ഇന്ത്യൻ ജനത സടകുടഞ്ഞ് എഴുന്നേറ്റു.ഇന്ത്യയുടെ സഹന സമരത്തിനും അക്രമരാഹിത്വത്തിനും മുൻപിൽ ബ്രിട്ടഷുകാർ വിരണ്ടു. അങ്ങനെ നമ്മൾ സ്വതന്ത്ര്യം നേടി എടുത്തു.അങ്ങനെ അനേക ഭാരതീയരുടെ ജീവനും രക്തവും കൊടുത്തു നേടിയെടുത്തതാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.ഇതിനെ കണ്ണിന്റെ കൃഷ്ണമണി പോലെ പരിരക്ഷിക്കണം.അതു ഓരോ ഭരതീയന്റെയും കടമയാണ്. മാനവരുടെ പാപ യാഗത്തിനായി നരനായി ഭൂമിയിൽ വരികയും ദൈവത്തെയും മനുഷ്യനെയും സ്നേഹിച്ചുകൊണ്ട് ലളിതവും,നിസ്വാർഥവും,മിസീയവും,കാപട്യം ഇല്ലാത്തതും ,സ്വത്ര്യവുമായ ഒരു ജീവിത രീതിക്കുവേണ്ടി യേശുക്രിസ്തു നിലകൊണ്ടു.യേശു പറഞ്ഞു നിങ്ങൾ സത്യം അറിയുക ആ സത്യം നിങ്ങളെ സ്വാതന്ത്രരക്കും(യോഹ:8:32) ഓരോ ഇന്ത്യ ക്കാരനും സ്വാതന്ത്രത്തിനു മുൻപ് ഒരു സത്യം മനസിലാക്കി ഇനിയും അധിക നാൾ ബ്രിട്ടഷുകാർ ഇവിടെ നിന്നാൽ ഞങ്ങൾ അവരുടെ അടിമകൾ ആകും. ഈ ചിന്താ മൂല്യമാണ് സ്വാതന്ത്ര്യ മൂല്യത്തിലേക്ക് നയിച്ചത്. ഇതുപോലെ പാപം ജനത്തിന്റെ മേൽ കർതൃത്വം നടത്തിയ കാലഘട്ടത്തിൽ യേശുവിന്റെ ഉദ്ബോധനങ്ങൾ വ്യവസ്ഥാപിത പുരോഹിതന്മാർക്കു സഹിക്കുവാൻ പറ്റാതെ യേശുക്രിസ്തുവിനെ ക്രൂശിച്ചു. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി* മെസേജ് അയയ്ക്കൂ. മെസേജുകൾ അയയ്ക്കാൻ WhatsApp നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് SMS ഫീസ് ലാഭിക്കാം * ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. കുടുംബാംഗങ്ങളും സഹപ്രവർത്തകരും പോലുള്ള, നിങ്ങളുടെ പ്രിയപ്പെട്ട ആളുകളുമായി സമ്പർക്കം പുലർത്തൂ. ഗ്രൂപ്പ് ചാറ്റിലൂടെ നിങ്ങൾക്ക് ഒരുമിച്ച് 256 ആളുകളുമായി വരെ മെസേജുകളും ഫോട്ടോകളും വീഡിയോകളും പങ്കിടാനാകും. ഗ്രൂപ്പിന് പേരിടാനും അറിയിപ്പുകൾ മ്യൂട്ട് ചെയ്യാനും അല്ലെങ്കിൽ ഇഷ്ടാനുസൃതമാക്കാനും മറ്റും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റൊരു രാജ്യത്താണെങ്കിൽ പോലും നിങ്ങൾക്ക് വോയ്‌സ് കോളിലൂടെ അവരോട് സൗജന്യമായി* സംസാരിക്കാം. വോയ്‌സോ ടെക്സ്റ്റോ പോരെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് സൗജന്യ* വീഡിയോ കോളുകളിലൂടെ മുഖാമുഖം സംസാരിക്കാം. WhatsApp വോയ്സ്, വീഡിയോ കോളുകൾ നിങ്ങളുടെ മൊബൈൽ പ്ലാനിലെ വോയ്സ് മിനിറ്റുകൾക്ക് പകരം നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ ചെലവേറിയ കോളിംഗ് നിരക്കുകളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. * ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. നിങ്ങളുടെ വളരെയധികം വ്യക്തിപരമായ നിമിഷങ്ങളിൽ ചിലത് WhatsApp-ൽ പങ്കിടാറുള്ളതിനാലാണ് ഞങ്ങളുടെ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ ഉൾച്ചേർത്തിരിക്കുന്നത്. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിങ്ങളുടെ മെസേജുകളും കോളുകളും സുരക്ഷിതമാണ്, നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന ആളിനും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയൂ, മറ്റാർക്കും, WhatsApp-ന് പോലും അതിന് കഴിയില്ല. WhatsApp-ലൂടെ അതിവേഗം ഫോട്ടോകളും വീഡിയോകളും അയയ്ക്കൂ. ബിൽറ്റ്- ഇൻ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ക്യാപ്‌ചർ ചെയ്യാനുമാകും. നിങ്ങളുടെ കണക്ഷന് വേഗത കുറവാണെങ്കിൽ പോലും WhatsApp ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും വേഗത്തിൽ അയയ്ക്കാനാകും. ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് മനസ്സ് തുറക്കാൻ കഴിയുന്നത് വോയ്‌സിലൂടെയാണ്. പെട്ടെന്നൊരു ഹലോ പറയാനോ അതല്ല വിശദമായൊരു സംഭവം വിവരിക്കാനോ ആകട്ടെ, ഒറ്റ ടാപ്പിൽ നിങ്ങൾക്ക് വോയ്സ് മെസേജ് റെക്കോർഡ് ചെയ്യാം. ഇമെയിലിന്റെയോ ഫയൽ പങ്കിടൽ ആപ്പുകളുടെയോ സങ്കീർണ്ണതകളില്ലാതെ PDF-കൾ, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, സ്ലൈഡ്‌ഷോകൾ എന്നിവയും മറ്റും അയയ്ക്കൂ. നിങ്ങൾക്ക് 100 MB വരെയുള്ള ഡോക്യുമെന്റുകൾ അയയ്ക്കാനാകും, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളത് കിട്ടുന്നതും മറ്റുള്ളവർക്ക് അയയ്ക്കുന്നതും എളുപ്പമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു ലോക്കല്‍ റിസോഴ്സസ് ഗ്രൂപ്പ്‌ ഉത്തരവ് തമിഴ് നാട്ടിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നായ കാഞ്ചീപുരം. ഇന്നും അതിന്റെ പൂര്‍വ്വ പ്രതാപം ഒട്ടും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നു. ക്ഷേത്രങ്ങളുടെ പെരുമയും ബാഹുല്യവും നിമിത്തം “ആയിരം ക്ഷേത്രങ്ങളുടെ നഗരം” എന്നാണ് വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇതറിയപ്പെടുന്നത്. പല്ലവവംശ രാജാക്കന്മാരുടെ തലസ്ഥാന പട്ടണം എന്ന ഖ്യാതിയും ചരിത്രഭൂപടത്തില്‍ ഇതിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. ആ സുവര്‍ണ്ണ കാലത്തെ അനുസ്മരിച്ച് കാഞ്ചിയാവതി, കോഞ്ചീവരം എന്നീ പേരുകളില്‍ ഈ നഗരം ഇന്നും അറിയപ്പെടുന്നു. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 72 കിലോമീറ്റര്‍ മാത്രം ദൂരെയായതിനാല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടെ ചെന്നെത്താം. ഹിന്ദുമത വിശ്വാസപ്രകാരം ജീവിത മോക്ഷത്തിനായ് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. വൈഷ്ണവവിശ്വാസികള്‍ക്കും ശൈവവിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്‌ ഈ പുണ്യഭൂമി. ഈ രണ്ട് ദൈവങ്ങളുടെയും പേരില്‍ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും ഭക്തജനപ്രീതി നേടിയവ വിഷ്ണുക്ഷേത്രമായ വരദരാജ പെരുമാള്‍ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവുമാണ്. പ്രകൃതിയുടെ അഞ്ച് മൂലധാതുക്കളെ പ്രതിനിധാനം ചെയ്യുന്ന ശിവന്റെ അഞ്ച് ക്ഷേത്രങ്ങളിലൊന്നാണ്‌ രണ്ടാമത്തേത്. പഞ്ചഭൂതസ്ഥലങ്ങള്‍ എന്നാണ്‌ ഈ അഞ്ച് ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. കാഞ്ചീപുരം എന്ന പേരിലെ 'ക' ബ്രഹ്മാവിനെയാണ് സൂചിപ്പിക്കുന്നത് ആഞ്ചി' എന്നത് വിഷ്ണുഭഗവാനോടുള്ള അദ്ദേഹത്തിന്റെ ആരാധനയേയും കുറിക്കുന്നു. ഈ നഗരപരിധിക്കുള്ളിലെ എണ്ണമറ്റ വിഷ്ണുക്ഷേത്രങ്ങള്‍ തന്നെയാണ് നഗരത്തിന് ഈ പേര് സമ്മാനിച്ചതെന്ന് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ധാരാളം ശിവക്ഷേത്രങ്ങളും ഇവിടെയുണ്ട്. കാഞ്ചീപുരത്തിന്റെ പടിഞ്ഞാറ് ഭാഗം ഇത്തരത്തില്‍ ശിവക്ഷേത്രങ്ങള്‍ ധാരാളം ഉള്ള പ്രദേശമാണ്. അതിനാല്‍ ആ മേഖലയെ ശിവകാഞ്ചി എന്നും വിഷ്ണുക്ഷേത്രങ്ങള്‍ അധികമുള്ള കിഴക്ക് ഭാഗം വിഷ്ണുകാഞ്ചി എന്നും അറിയപ്പെടുന്നു. ഇവയ്ക്ക് പുറമെ ഏറെ പ്രശസ്തമായ വേറെയും ക്ഷേത്രങ്ങള്‍ കാഞ്ചീപുരത്തുണ്ട്. കൈലാസനാഥര്‍ ക്ഷേത്രം, കാമാക്ഷി അമ്മന്‍ ക്ഷേത്രം, കച്ചപേശ്വരര്‍ ക്ഷേത്രം, കുമാരകൊട്ടം ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്. ചരിത്രകുതുകികളുടെ ഇഷ്ടസങ്കേതമാണ് കാഞ്ചീപുരം. പല്ലവ സാമ്രാട്ടുകളുടെ ഭരണത്തിന്‍ കീഴിലാണ് കാഞ്ചീപുരം ചരിത്രത്തില്‍ അവഗണിക്കാനാവാത്ത പെരുമ നേടിയെടുത്തത്. ഭരണത്തിന്റെ ഐശ്വര്യ സമൃദ്ധിയെ വിളിച്ചോതുന്ന വിധത്തില്‍ കാഞ്ചീപുരം എന്ന തലസ്ഥാന നഗരിയെ ധനവും പ്രയത്നവും വിനിയോഗിച്ച് ആവുന്നത്ര മോടിപിടിപ്പിച്ചു. കരുത്തുറ്റ റോഡുകളും കെട്ടിടങ്ങളും കോട്ടകൊത്തളങ്ങളും നഗരത്തിന് ചുറ്റും വീതിയുള്ള കിടങ്ങുകളും അവര്‍ പണിതു. മൂന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലായിരുന്നു ഇതെല്ലാം. ചൈനയുമായി സുദൃഢമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ് ഏഴാം നൂറ്റാണ്ടില്‍ എപ്പോഴൊ കാഞ്ചീപുരം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ യാത്രാവിവരണത്തില്‍ കാഞ്ചീപുരത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ധീരരും ദീനാനുകമ്പയുള്ളവരും അഭ്യസ്തവിദ്യരും ഒപ്പം സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവരുമായിരുന്നു ഇവിടത്തെ ജനങ്ങള്‍ എന്ന് അദ്ദേഹം വാഴ്ത്തിയിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ അധിനിവേശം നടത്തിയ ചോളരാജാക്കന്‍മാര്‍ കാഞ്ചീപുരത്തിന്റെ ഭരണം ഏറ്റെടുത്തു. പതിനാലാം നൂറ്റാണ്ട് വരെ തുടര്‍ന്ന ഇവരുടെ ഭരണകാലത്ത് കാഞ്ചീപുരം തലസ്ഥാനനഗരമായിരുന്നില്ല. പക്ഷെ, അവര്‍ ഈ നഗരത്തെ അവഗണിച്ചില്ല. ധാരാളം നിര്‍മ്മാണ പ്രക്രിയകള്‍ നടത്തുകയും നഗരത്തെ കിഴക്ക് ഭാഗത്തേക്ക് കൂടുതല്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളില്‍ വിജയനഗര സാമ്രാജ്യത്തിനായിരുന്നു കാഞ്ചീപുരത്തിനുമേല്‍ രാഷ്ട്രീയ അധീശത്വം. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭരണം മറാഠികളുടെ കൈകളില്‍ വന്നെങ്കിലും ഒട്ടും വൈകാതെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന് കാഞ്ചീപുരം നഗരിയെ വിട്ടുകൊടുക്കേണ്ടിവന്നു. ഫ്രഞ്ച്, ബ്രിട്ടീഷ് കച്ചവടക്കാരുടെ ആവിര്‍ ഭാവത്തോടെ നഗരം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന് കീഴിലാവുകയും ബ്രിട്ടീഷ് ജനറലായ റോബര്‍ട്ട് ക്ലൈവ് ഈ നഗരത്തിന്റെ ഭരണം കയ്യാളുകയും ചെയ്തു. ഗതകാല ചരിത്ര ധന്യതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. നഗരത്തിലെ നിര്‍മ്മാണങ്ങളില്‍ അനുകരിച്ചിട്ടുള്ള വാസ്തുകലകളില്‍ ഇത്തരം സാംസ്ക്കാരിക വൈവിദ്ധ്യത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ക്ഷേത്രങ്ങള്‍ക്കെന്നപോലെ അവയിലെ പാശ്ചാത്യ പൌരസ്ത്യ സ്വാധീനമുള്ള വാസ്തുകലകള്‍ക്കും ഈ നഗരം ഇന്ന് പേര് കേട്ടതാണ്. സ്വര്‍ണ്ണനൂലിഴകളാല്‍ നെയ്ത കാഞ്ചീപുരം പട്ടുസാരികള്‍ ലോകം പ്രശസ്തമാണ്‌. പ്രാചീന കാലങ്ങളിലെന്ന പോലെ ആധുനിക കാലത്തും കാഞ്ചിപുരം പട്ട് പ്രിയങ്കരമാണ്‌. ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ മാന്യമായ വസ്ത്രധാരണത്തിന്റെ ഉദാത്ത ഭാവം എന്നതിലുപരി തമിഴ് ജനതയുടെ പാരമ്പര്യത്തെയും സംസ്ക്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ സാരികള്‍. കമലാക്ഷിയമ്മന്‍ ക്ഷേത്രം, ഏകാംബരേശ്വര ക്ഷേത്രം, ദേവരാജസ്വാമി ക്ഷേത്രം, കൈലാസ നാഥര്‍ ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളുടെ പവിത്ര ഭൂമിയായ കാഞ്ചീപുരത്ത് വര്‍ഷത്തില്‍ ഏത് സമയവും നൂറ് കണക്കിന് ഭക്തരുടെ നിത്യസാന്നിദ്ധ്യം ഉണ്ടായിരിക്കും. റോഡുകള്‍ വഴിയും റെയിലുകള്‍ വഴിയും കാഞ്ചീപുരത്തിന് രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി സുദൃഢമായ ബന്ധമാണുള്ളത്. ചെന്നൈ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചൂടുള്ള വേനല്‍ കാലവും സുഖദായകമായ ശൈത്യകാലവും കാഞ്ചീപുരം വാഗ്ദാനം ചെയുന്നു. അനായാസം എത്തിച്ചേരാം എന്നതിനാല്‍ ധാരാളം ആളുകള്‍ ബസ്സ് യാത്ര ഇഷ്ടപ്പെടുന്നുണ്ട്. കാഞ്ചീപുരത്തേക്കും തിരിച്ചും പതിവായി സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ടാക്സികളും സുലഭമാണ്. ചെന്നൈയില്‍ നിന്ന് 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. ടാക്സിയില്‍ യാത്ര ചെയ്താല്‍ സമയം ലാഭിക്കാമെങ്കിലും കൂടുതല്‍ ചാര്‍ജ്ജ് വേണ്ടിവരും. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി കാഞ്ചീപുരത്തിന് സുഗമമായ റെയില്‍ മാര്‍ഗ്ഗങ്ങളുണ്ട്. കാഞ്ചീപുരത്തിന് റെയില്‍വേ സ്റ്റേഷനുണ്ട്. ചെങ്കല്പേട്ട് – ആരക്കോണം പാതയിലാണിത്. കാഞ്ചീപുരത്തിനും ചെന്നൈക്കുമിടയില്‍ ദിവസവും ഒരു പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.2 മണിക്കൂര്‍ കൊണ്ട് ഇവിടെയെത്താം. ചെന്നൈയിലെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളമാണ് കാഞ്ചീപുരത്തിന് സമീപസ്ഥമായ വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തിനകത്തും പുറത്തേക്കുമായി ധാരാളം ഫ്ലൈറ്റുകളുണ്ട് കാഞ്ചീപുരത്ത് നിന്ന് ഏകദേശം 62 കിലോമീറ്റര്‍ മാത്രം അകലെയാണിത്. എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 70 മിനിറ്റ് യാത്രാദൈര്‍ഘ്യമേള്ളു ഇവിടേയ്ക്ക്. എയര്‍പോര്‍ട്ടില്‍ നിന്ന് ബസ്സുകളോ ടാക്സികള്‍ മുഖേനയോ കാഞ്ചീപുരത്തെത്താം. എല്ലാം കാണാം കാഞ്ചീപുരം വീക്കെന്‍ഡ് ഗെറ്റ് എവേ നഗ്ന രംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സിനിമ വായനക്കാർ കാണരുതെന്ന് ശുപാർശ ചെയ്യുന്ന 1921 ലെ ഫോട്ടോപ്ലേയുടെ എഡിറ്റോറിയൽ ഒരു പത്രം, മാഗസിൻ അല്ലെങ്കിൽ മറ്റേതെങ്കിലും രേഖാമൂലമുള്ള രേഖയുടെ പ്രസാധകർ അല്ലെങ്കിൽ മുതിർന്ന എഡിറ്റോറിയൽ സ്റ്റാഫ് എഴുതിയ പ്രധാന ലേഖനമാണ് മുഖപ്രസംഗം, എഡിറ്റോറിയൽ, ലീഡിങ്ങ് ആർട്ടിക്കിൾ (യുഎസ്) അല്ലെങ്കിൽ ലീഡർ (യുകെ) എന്ന് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയൻ, അമേരിക്കൻ ഐക്യനാടുകളിലെ പ്രധാന പത്രങ്ങളായ ദി ന്യൂയോർക്ക് ടൈംസ് ബോസ്റ്റൺ ഗ്ലോബ് എന്നിവ പലപ്പോഴും എഡിറ്റോറിയലുകളെ "ഒപ്പീനിയൻ" എന്ന തലക്കെട്ടിൽ തരംതിരിക്കുന്നു. ചിത്രീകരണ എഡിറ്റോറിയലുകൾ എഡിറ്റോറിയൽ കാർട്ടൂണുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാം 1] സാധാരണഗതിയിൽ, ഒരു പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് ഏതെല്ലാം പ്രശ്നങ്ങളാണ് പ്രധാനമെന്ന് വിലയിരുത്തുന്നു.[2] എഡിറ്റോറിയലുകൾ‌ സാധാരണയായി അതിനായി സമർപ്പിച്ചിട്ടുള്ള പ്രത്യേക പേജിൽ ആണ്‌ പ്രസിദ്ധീകരിക്കുന്നത്, ഇത്‌ എഡിറ്റോറിയൽ‌ പേജ് എന്നറിയപ്പെടുന്നു. പൊതുജനങ്ങൾ എഡിറ്റർ‌ക്ക് എഴുതുന്ന കത്തുകളും ഈ പേജിൽ ആണ് നൽകുന്നത്. ഈ പേജിന് എതിർവശത്തുള്ള പേജിനെ ഒപ്-എഡ് പേജ് എന്ന് വിളിക്കുന്നു, അതിൽ പ്രസിദ്ധീകരണവുമായി നേരിട്ട് ബന്ധമില്ലാത്ത എഴുത്തുകാരുടെ അഭിപ്രായങ്ങൾ (തിങ്ക് പീസുകൾ) പ്രസിദ്ധീകരിക്കാറുണ്ട്. ഒരു പത്രത്തിന് ഒന്നാം പേജ് തന്നെ ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷാ പ്രസ്സിൽ, ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കുന്നുള്ളൂ, പ്രത്യേകിച്ചും പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം; എന്നാൽ യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇത് വളരെ സാധാരണമാണ്.[3] പല പത്രങ്ങളും തങ്ങളുടെ എഡിറ്റോറിയലുകൾ ലീഡർ റൈറ്ററുടെ പേരില്ലാതെയാണ് പ്രസിദ്ധീകരിക്കുന്നത്. രചയിതാവിനേക്കാൾ വായനക്കാർ ഈ വിഷയം ചർച്ച ചെയ്യുന്നത് ഉറപ്പാക്കുന്നുവെന്ന് ദി ഗാർഡിയൻ നേതാവ്-എഴുത്തുകാരൻ ടോം ക്ലാർക്ക് പറയുന്നു. ഒരു എഡിറ്റോറിയൽ ഒരു പത്രത്തിന്റെ ചായ്‌വ് പ്രതിഫലിപ്പിക്കുന്നുണ്ട്.[4] പത്രത്തിന്റെ തലവൻ എഡിറ്റർ എന്ന പേരിൽ അറിയപ്പെടുന്നു. എഡിറ്റർ പലപ്പോഴും എഡിറ്റോറിയൽ സ്വയം എഴുതുകയില്ലെങ്കിലും അവർ മേൽനോട്ടം വഹിക്കുകയും ഉത്തരവാദിത്തം നിലനിർത്തുകയും ചെയ്യുന്നു.[5] വിമർശനാത്മകം, വിവാദപരം, ആഹ്വാനപരം, വ്യാഖ്യാനാത്മകം, വ്യക്തിനിഷ്ഠം എന്നിങ്ങനെ പത്രിധിപരുടെ മനോധർമ്മത്തിനനുസരിച്ച് മുഖപ്രസംഗത്തിൻ്റെ സ്വഭാവത്തിലും മാറ്റം വരാം.[4] ഫാഷൻ പബ്ലിഷിംഗ് രംഗത്ത്, ഒരു പ്രത്യേക തീം, ഡിസൈനർ, മോഡൽ അല്ലെങ്കിൽ മറ്റ് വിഷയത്തിൽ എഴുത്ത് ഇല്ലാതെെെ പൂർണ്ണ പേജ് ഫോട്ടോ ഉൾക്കൊള്ളുന്ന ഫോട്ടോ- എഡിറ്റോറിയലുകളെ പരാമർശിക്കാൻ ഈ പദം പലപ്പോഴും ഉപയോഗിക്കാറുണ്ട് 6] മുഖപ്രസംഗത്തിൻ്റെ ശൈലി ഉപന്യാസത്തിൽ നിന്ന് വിഭിന്നമാണ്.[4] ഒരു മുഖപ്രസംഗത്തിന് സാധാരണയായി മൂന്ന് ഘട്ടങ്ങൾ ഉണ്ടാകും. പരാമർശിക്കുന്ന വിഷയത്തിൻ്റെ ചുരുക്കം തുടക്കത്തിൽ നൽകുന്നു ഇതാണ് ആദ്യഘട്ടം, പിന്നീട് വിഷയം സമഗ്രമായി പ്രതിപാദിക്കുന്നു.[4] വിശകലനത്തിലൂടെ എത്തിച്ചേരുന്ന നിഗമനവും ഉപസംഹാരവുമാണ് അവസാനം.[4] ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:14, 17 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സാസുവോളക്കെതിരായ സീരി എ മത്സരത്തിൽ വിജയം നേടി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്താൻ യുവന്റസിനെ സഹായിച്ച റൊണാൾഡോ മത്സരത്തിൽ സ്വന്തമാക്കിയത് ഒന്നിലധികം റെക്കോർഡുകൾ. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് നേടിയ ഗോളിൽ യുവന്റസിനു വേണ്ടി സെഞ്ചുറി തികച്ചതോടെയാണ് റൊണാൾഡോ റെക്കോർഡുകളും സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് വിജയം നേടിയത്. നൂറു ഗോൾ നേട്ടത്തിനൊപ്പം യുവന്റസിനൊപ്പം ഏറ്റവും വേഗത്തിൽ ഈ റെക്കോർഡുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ് റൊണാൾഡോ സ്വന്തം പേരിലാക്കിയത്. വെറും 131 മത്സരങ്ങളിൽ നിന്നും 100 ഗോൾ തികച്ച റൊണാൾഡോ മൂന്നു സീസണിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ യുവന്റസ് താരം കൂടിയാണ്. ഇതിനു മുൻപ് ഏറ്റവും വേഗത്തിൽ യുവന്റസിനായി നൂറു ഗോൾ നേട്ടം തികച്ച താരങ്ങളെല്ലാം ചുരുങ്ങിയത് നാല് സീസൺ അതിനായി എടുത്തിട്ടുണ്ട്. ഇതിനു പുറമെ മൂന്നു വ്യത്യസ്‌ത ക്ലബുകൾക്കും ദേശീയ ടീമിനുമൊപ്പം നൂറു ഗോൾ നേടുന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ താരം കൂടിയാണ് റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവർക്കൊപ്പം നൂറിലധികം ഗോൾ നേടിയിട്ടുള്ള റൊണാൾഡോ ദേശീയ ടീമിനു വേണ്ടി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡിന്റെ അരികിൽ കൂടിയാണു നിൽക്കുന്നത്. മത്സരത്തിൽ റൊണാൾഡോക്ക് പുറമെ പൗളോ ഡിബാലയും യുവന്റസിന് വേണ്ടി നൂറു ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇറ്റലിക്ക് വേണ്ടി കളിച്ചിട്ടുള്ളവരെ ഒഴിവാക്കിയാൽ യുവന്റസിനു വേണ്ടി നൂറു ഗോൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ നോൺ യൂറോപ്യൻ താരം കൂടിയാണ് ഡിബാല. മത്സരത്തിൽ റൊണാൾഡോക്കും ഡിബാലക്കും പുറമെ അഡ്രിയാൻ റാബിയോട്ടാണ് യുവന്റസിന്റെ മറ്റൊരു ഗോൾ നേടിയത്. സാംസ്‌കാരിക പ്രവർത്തകന്‌ ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്‌ക്കിടാം, പക്ഷെ സാംസ്‌കാരിക വകുപ്പിന്‌ ഭ്രാന്തുപിടിച്ചാലോ അതായത്‌ വകുപ്പുമന്ത്രിയ്‌ക്ക്‌ ഭ്രാന്തുപിടിച്ച കാര്യമാണ്‌ സൂചിപ്പിച്ചത്‌. മുത്തങ്ങയെന്നുകേട്ടാൽ മത്തങ്ങ തിന്ന്‌തിന്ന്‌ വായു കയറി വയറുവീർത്തതുപോലെയാണ്‌ കേരളത്തിലെ മന്ത്രിമാർക്കും സ്പീക്കറിനും. ആകെയൊരു ഞെളിപിരി, മുൻകോപം, തരികിട വർത്തമാനം അങ്ങിനെപോകുന്നു ഇവരുടെ വായുദോഷങ്ങൾ. എങ്കിലും ലീഡർക്കതൊരു തമാശയാണ്‌ കേട്ടോ. അന്തോണി മുത്തങ്ങക്കയത്തിൽ വീണ്‌ ഇത്തിരി വെളളം കുടിക്കട്ടെ എന്ന്‌ ഇതിയാനുമുണ്ട്‌ ഒരാശ. പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയതല്ലേ. മുത്തങ്ങയിലെ യഥാർത്ഥ വില്ലൻ ശ്രീമദ്‌ വനംവകുപ്പ്‌ സുധാകരൻ ‘ഷോലെ’ സിൽമയിലെ ഗബ്ബർസിംഗെന്ന്‌ ചില കാരണവന്മാർ സൂചിപ്പിച്ചു തുടങ്ങി. “ഇസ്‌ റിവോൾവർമേം ദൊ ഗോലിയാം ഹൈ ഠേ ഠേ വെയ്‌ക്കടാവെടി മുത്തങ്ങയിലേക്ക്‌.” ടിയാന്റെ നിലപാടിതാണ്‌. കൂടാതെ മലയാളത്തിലെ അമരീഷ്‌പുരി സ്പീക്കർ വക്കം പുരുഷോത്തമന്റെ നൂറ്റൊന്നു വെടിവഴിപാടുപോലുളള ചില ഹിഡുംബൻ സംഭാഷണങ്ങൾ കേരളത്തെ ഞെട്ടിവിറപ്പിക്കുന്നുണ്ട്‌. ആദിവാസികളുടെ കോലടിക്കളിയിൽ പങ്കെടുത്ത ആന്റണിദേഹം കലാപരിപാടികൾ നടത്തി ക്ഷീണിച്ച്‌ ഒരു ആക്‌ഷൻ ത്രില്ലർ സംഘടിപ്പിച്ചതാണെത്രെ മുത്തങ്ങയിൽ പക്ഷെ സംഗതി കൈവിട്ടുപോയില്ലേ.. സംഗതി ഇങ്ങനെയൊക്കെ പോകുന്ന സമയത്താണ്‌ എം.ടിയടക്കമുളള ചില എഴുത്ത്‌ സാംസ്‌കാരിക നേതാക്കളുടെ ചില മുത്തങ്ങ ഇടപെടലുകൾ. എന്തിര്‌ പരിപാടിയിത്‌. ഞാൻ സാംസ്‌കാരം ഭരിക്കുമ്പോൾ യെവനാരടാ ഈ എം.ടി. കാർത്തികേയൻ മന്ത്രിക്ക്‌ സംശയം. പത്തുപൈസയ്‌ക്ക്‌ വരുമാനമുണ്ടാക്കട്ടെ എന്നു കരുതിയാണ്‌ എം.ടിയേയും മറ്റു സാംസ്‌കാരികകുട്ടികളേയും ജൂറിയോ, വക്കീലോ ആയി നിയമിക്കുന്നത്‌. അപ്പോയെവനൊക്കെ മുത്തങ്ങാപ്രേമം. സർക്കാരു തരുന്നതൊന്നും വേണ്ടപോലും. ഇവനാര്‌ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടരോ? ഇതുവേണ്ടെങ്കിൽ മറ്റെതും രാജി വയ്‌ക്കടാ.. തുഞ്ചനോ കുഞ്ചനോ ഏതോ പറമ്പിലെ രണ്ടുസെന്റ്‌ പറമ്പ്‌, ട്രസ്‌റ്റ്‌മെമ്പർ സ്ഥാനം. ഇതോടെ നാട്ടുകാർക്ക്‌ ചില കാര്യങ്ങൾ പിടികിട്ടി. സാംസ്‌ക്കാരികവകുപ്പിലെ ചില ‘വകുപ്പു’കളെപ്പറ്റി മന്ത്രി കേസരിക്ക്‌ വലിയ പിടിയില്ലെന്ന്‌. പൊന്നരുക്കുന്നിടത്ത്‌ പൂച്ചയ്‌ക്കെന്തു കാര്യം? സാംസ്‌കാരികവകുപ്പിൽ കാർത്തികേയനെന്ത്‌ കാര്യം. ജനം ചോദിക്കും. കേരളമല്ലേ, നമ്മുടെ രാഷ്‌ട്രീയമല്ലേ. ഏതായാലും സാംസ്‌കാരിക മന്ത്രിയായി കുഞ്ഞാലിക്കുട്ടിയെ സ്ഥാപിച്ചില്ലല്ലോ. എം.ടി. വളരെ മാന്യമായി മറുപടി കൊടുത്തു. സത്യത്തിൽ എം.ടിക്കു പകരം ഞങ്ങളുടെ നാട്ടിലെ മൂലവെട്ടി പാക്കരനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. മൂലവെട്ടി പാക്കരന്റെ ‘മാന്യ’മായ മറുപടി കേട്ടിരുന്നെങ്കിൽ കാർത്തികേയൻ സാംസ്‌കാരികം ഉപേക്ഷിച്ചേനെ. കാരണം എം.ടിയുടെ മാന്യമായ മറുപടികൊണ്ടു മാത്രം പോറലേല്‌ക്കുന്ന തോലൊന്നുമല്ല കാർത്തികേയന്റേത്‌. അതിന്‌ മൂലവെട്ടി പാക്കരൻ തന്നെവേണം. എങ്കിലും നാട്ടുകാരറിയണമല്ലോ എന്നു കരുതിയാകാം എം.ടി മറുപടി പറഞ്ഞത്‌. അല്ലാതെ കാർത്തികേയനറിയാനാവില്ല. പോത്തിനോട്‌ വേദമോതിയിട്ട്‌ കാർത്തികേയൻസാറെ തുഞ്ചൻ സ്‌മാരകം ഒരു ട്രസ്‌റ്റിന്റെ കീഴിലാണ്‌. സാഹിത്യത്തേയും മലയാള സംസ്‌ക്കാരത്തേയും സ്‌നേഹിക്കുന്ന ഒരുകൂട്ടം ആളുകളുടെ പ്രയത്നത്തിന്റെ ഫലമായാണിത്‌ രൂപം കൊണ്ടത്‌. അല്ലാതെ കാർത്തികേയന്റെ കാരണവന്മാരുടെ കനിവല്ല തുഞ്ചൻപറമ്പ്‌. സർക്കാർ തുഞ്ചൻസ്‌മാരകത്തിനു നല്‌കുന്ന ഗ്രാന്റ്‌ ആനവായിൽ അമ്പഴങ്ങയാണ്‌. മന്ത്രിയ്‌ക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അച്ചാറുവാങ്ങാൻ തികയില്ല. അതുകൊണ്ട്‌ മന്ത്രിസാർ ഒന്നു ശ്രദ്ധിക്കണം, സാംസ്‌കാരികവകുപ്പ്‌ കൈയ്യിലുണ്ടെന്നു കരുതി എതിർക്കുന്ന കലാകാരന്മാരെ മുഴുവൻ തല്ലിയൊതുക്കുന്ന ആ പരിപാടി ഉപേക്ഷിച്ചാൽ നന്നാകും. കേരളത്തിലെ ജനങ്ങൾ സാംസ്‌കാരികവകുപ്പിനെ നിലനിർത്തുന്നത്‌ ജ്ഞാനപീഠവും, ദേശീയ അവാർഡുകളുമൊക്കെ നേടിയ എം.ടിയേയും അടൂരിനെയും പോലുളള പ്രതിഭകളുടെ പ്രവർത്തന ഫലമായിട്ടാണ്‌. അല്ലാതെ മന്ത്രിസാറിനെ പോലുളളവരുടെ ‘സാംസ്‌കാരിക’ പരിപാടികൾ കണ്ടിട്ടല്ല. എഴുതിയത്‌ വെറുതെയായി, എം.ടി എവിടെ നില്‌ക്കുന്നു. കാർത്തികേയൻ എവിടെ കിടക്കുന്നു. രാത്രി വൈകിയുള്ള ജോലി ഹൃദയത്തെ ബാധിക്കുമോ? ഹൃദ്രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിദഗ്ധ മറുപടി ആധുനിക കാലത്ത് സൗകര്യങ്ങള്‍ക്കൊപ്പം രോഗങ്ങളും വര്‍ധിക്കുകയാണ്. പണ്ട് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് പിടിപെട്ടിരുന്ന പല രോഗങ്ങളും ഇന്ന് ചെറുപ്പക്കാരുമായാണ് 'സഹവാസം ചെറുപ്പക്കാരുടെപോലും പേടിസ്വപ്നമായി മാറിയ ഹൃദ്രോഗങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങളെന്തെല്ലാം? ഉത്തരം നല്‍കുന്നത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും ബാംഗ്ളൂരിലെ നാരായണ ഹൃദയാലയ ആശുപത്രിയുടെ സ്ഥാപകനുമായ ഡോ. ദേവിപ്രസാദ് ഷെട്ടി. ഭക്ഷണത്തില്‍ കൂടുതല്‍ മാംസ്യവും (പ്രോട്ടീന്‍) കുറച്ച് അന്നജവും (കാര്‍ബോഹൈഡ്രേറ്റ്) വളരെ കുറച്ച് എണ്ണയും ഉള്‍പ്പെടുത്തുക. ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും അരമണിക്കൂര്‍ നടക്കുക, ലിഫറ്റും തുടര്‍ച്ചയായ ഇരിപ്പും ഒഴിവാക്കുക. പുകവലിക്കരുത്. രക്ത സമ്മര്‍ദവും പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കുക. ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ മാറ്റുക. എല്ലാക്കാര്യത്തിലും പൂര്‍ണത വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ക്രമമല്ലാത്ത ഭക്ഷണ ശീലങ്ങള്‍ ഹൃദയത്തെ ബാധിക്കുമോ? ഭക്ഷണ ക്രമം താളംതെറ്റുന്നതോടെ ജങ്ക് ഫുഡ് കഴിക്കാന്‍ തുടങ്ങും. സമയക്രമം തെറ്റുന്നത് ശരീരത്തിലെ ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പ്പാദനത്തെ ബാധിക്കും. ഹൃദയത്തിന് ഏറ്റവും നല്ലതും ഏറ്റവും ചീത്തയുമായ ഭക്ഷണം ഏതാണ്? പഴങ്ങളും പച്ചക്കറികളുമാണ് മികച്ചത്. എണ്ണയാണ് ഏറ്റവും മോശം. പൂര്‍ണ്ണ ആരോഗ്യവാന്‍മാരായി കാണപ്പെടുന്നവര്‍ക്കു പോലും ഹൃദയാഘാതം സംഭവിക്കുന്നു. കാരണം? നിശബ്ദ ഹൃദയാഘാതമാണിത്. അതുകൊണ്ടാണ് 30 വയസ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്ന് പറയുന്നത്. ചെറുപ്പക്കാരുടെ ഇടയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടാന്‍ കാരണമെന്താണ്? മാറിയ ജീവിത രീതികള്‍, പുകവലി, ജങ്ക് ഫുഡ്, വ്യായാമമില്ലായ്മ എന്നിവ കാരണങ്ങളാണ്. യൂറോപ്പിനെയും അമേരിക്കയേയും അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗ സാധ്യത മൂന്നിരട്ടി കൂടുതലാണ്. പലപ്പോഴും ജോലിത്തിരക്കുമൂലം വ്യായാമത്തിന് സമയം കിട്ടാറില്ല. നിത്യേനയുള്ള ജോലികള്‍ ചെയ്യുന്നതു വ്യായാമത്തിന് പകരമാകുമോ? തീര്‍ച്ചയായും. അരമണിക്കൂറിലേറെ തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കണം. അങ്ങനെ വരുമ്പോള്‍ എഴുന്നേറ്റ് മറ്റൊരു കസേരയിലേക്ക് മാറി ഇരിക്കുന്നത്‌പോലും വളരെ ഗുണം ചെയ്യും. ഹൃദയാഘാതമുണ്ടായ ആളെ കിടത്തുക. അസ്പിരിന്‍ ഗുളിക നാവിനടിയില്‍ വയ്ക്കുക. സാധിക്കുമെങ്കില്‍ സാര്‍ബിറ്ററേറ്റ് ഗുളികയും നല്കുക. എത്രയും പെട്ടെന്ന് കൊറോണറി കെയര്‍ യൂണിറ്റിലെത്തിക്കുക. മരുന്നുകളുടെ സഹായമില്ലാതെ കൊളസ്ട്രോള്‍ എങ്ങനെ നിയന്ത്രിക്കാം? ഭക്ഷണ ക്രമീകരണത്തിലൂടെയും നടത്തത്തിലൂടെയും. വാള്‍നട്ട് കഴിക്കുന്നതും ഗുണം ചെയ്യും. ഐറ്റി പോലുള്ള മേഖലകളില്‍ പലരും രാത്രി വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങുക. ഇത് ഹൃദയത്തെ ബാധിക്കുമോ? ചെറുപ്പമാണെങ്കില്‍ ഇത്തരം പ്രശ്നങ്ങളില്‍ പ്രകൃതി തന്നെ സംരക്ഷണം നല്‍കും. പ്രായം കൂടുന്തോറും കൂടുതല്‍ ശ്രദ്ധിക്കണം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഭക്ഷണക്രമം, വ്യായാമം, കൃത്യസമയത്ത് മരുന്ന് കഴിക്കുക, കൊളസ്ട്രോള്‍ നിയന്ത്രിക്കുക, രക്ത സമ്മര്‍ദവും ശരീരഭാരവും നിയന്ത്രിക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണം. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി പൗരത്വ ഭേദഗതി ബില്‍ ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലിംലീഗ് പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി ഫയല്‍ മുസ്ലിംലീഗ് ഒരുങ്ങുന്നത്. മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവര്‍ എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുലിമുരുകൻ. നരഭോജികളായ വരയൻ പുലികളുടെ കാലനായ പുലിമുരുകനെ വളരെ മികച്ച രീതിയിലാണ് മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളത്. ഉദയ് കൃഷ്ണയുടെ അതിമനോഹരമായ തിരക്കഥയും വൈശാഖ് എന്ന സംവിധായകന്റെ ചിത്രീകരണ മികവും മറ്റു ചിത്രങ്ങളെക്കാൾ ഈ സിനിമയെ വേറിട്ടു നിർത്തുന്നു. മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുള്ള എല്ലാ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളും ഒറ്റ ദിവസം കൊണ്ട് തിരുത്തി എഴുതിയ സിനിമയാണ് പുലിമുരുകൻ. 25 കോടിയോളം മുതൽ മുടക്കി സിനിമ നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ് ഒക്ടോബർ 7 നു റിലീസ്സ് ചെയ്ത സിനിമ ഇതിനോടകം തന്നെ മുതൽമുടക്ക് തിരിച്ചു പിടിക്കുകയും പല റെക്കോർഡുകളും മറികടന്നു മുന്നോട്ട് കുതിക്കുകയാണ്. പുലിയൂർ എന്ന ആദിവാസി ഗ്രാമത്തിലെ പുലിവേട്ടക്കാരനാണ് പുലിമുരുകൻ .തന്റെ നാട്ടുകാരുടെ സുരക്ഷക്കായി നരഭോജികളായ വരയൻ പുലിയെ കൊല്ലുന്ന മുരുകന് ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മറ്റും നല്ല രീതിയിൽ ഈ സിനിമയിൽ എടുത്തു കാണിക്കുന്നുണ്ട് ബുദ്ധിശക്തിയും മെയ്‌വഴക്കത്തിലും ആർക്കും തോൽപ്പിക്കാനാകാത്ത പുലിമുരുകൻ എന്ന കഥാപാത്രത്തിന്റെ ജീവിതകഥ വളരെ നല്ല രീതിയിൽ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ട്. മുരുകൻ എന്ന കഥാപാത്രത്തിന്റെ ശക്തമാർന്ന പ്രകടനവും കാട്ടിൽ പുലി ഇറങ്ങുമ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന ഭീതിക്കും പ്രധാനകാരണം ഗോപിസുന്ദറിന്റെ പശ്ചാത്തലസംഗീതവും സംഗീത സംവിധാനവുമാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ഷാജികുമാറിന്റെ ക്യാമറയും ജോൺകുട്ടിയുടെ എഡിറ്റിങ്ങും ഒത്തു ചേർന്നപ്പോൾ ഒരു ദൃശ്യവിസ്മയമായി മാറി ഈ സിനിമ. ഒരു മാസ്സ് എന്റർറ്റെയ്നറിനു വേണ്ട എല്ലാ ചേരുവകളും ഈ സിനിമയ്ക്കുണ്ട്. മുരുകനെ കേന്ദ്രികരിച്ചു ചിത്രീകരിച്ച സിനിമയിൽ മുരുകന്റെ അമ്മാവനായ ബലരാമൻ എന്ന കഥാപാത്രത്തിനും സിനിമയിൽ വലിയ പങ്കുണ്ട്. സംവിധായകനും നടനുമായ ലാൽ ആണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയിട്ടുള്ളത് മറ്റു താരങ്ങളായ വിനു മോഹൻ ബാല സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് നന്ദു കാമിലാനി മുഖർജി, നമിത എന്നിവരും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.. ആദ്യം മുതൽ അവസാനം വരെ ഒരേ ആവേശത്തിലാണ് പ്രേക്ഷകർ ഈ സിനിമയെ പ്രദർശനകേന്ദ്രങ്ങളിൽ വരവേൽക്കുന്നത്. ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് തങ്ങള്‍ എന്തൊക്കെ എഴുതി വെച്ചാലും അത് പരിശോധിച്ച് നോക്കി തെറ്റു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല എന്നറിയാവുന്ന സ്വഹാബിമാര്‍ തങ്ങളുടെ മനോബോധപ്രകാരം സ്വന്തം ഇഷ്ടത്തിന് എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന യുദ്ധപ്പുസ്തകം. ഖുര്‍ആനിലെ ഓരോ എഴുത്തുകാരും തങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് ഖുര്‍ആനില്‍ ഓരോ കാര്യവും എഴുതി വെച്ചിരിക്കുന്നത് എന്നതിനുള്ള മറ്റൊരു തെളിവ് നാം ഇവിടെ പരിശോധിക്കാന്‍ പോകുകയാണ്. ആദമിന്‍റെ സൃഷ്ടിപ്പിന്‍റെ സമയത്ത് ഇബ്ലിസ്‌ ഇടങ്കോലിട്ടു എന്നൊരു കെട്ടുകഥ പണ്ട് അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. ആ കെട്ടുകഥ ഖുര്‍ആനില്‍ വന്നപ്പോള്‍ എങ്ങനെയാണ് ഓരോ എഴുത്തുകാരും അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് നമുക്ക്‌ നോക്കാം: ഒരു എഴുത്തുകാരന്‍റെ അഭിപ്രായത്തില്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നതിനു മുന്‍പ്‌ അള്ളാ മലക്കുകളോട് അത് പറയുന്നുണ്ട്, മലക്കുകള്‍ അതിന് മറുപടി ഒന്നും പറയാതെ അള്ളാ പറഞ്ഞത് പോലെതന്നെ ചെയ്യുകയാണ്: “നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു. ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു” (സൂറാ. ഹിജ്റ്. 15:28-31) എന്നാല്‍ മറ്റൊരു എഴുത്തുകാരന്‍റെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന് തോന്നുന്നു. കാരണം, പുള്ളി എഴുതി വെച്ചിരിക്കുന്നത് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലക്കുകള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ് ഈ ആയത്ത് നോക്കൂ: “ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക്‌ ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ; അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു” (സൂറാ.പശു. 2:30-34) ഈ കഥ വായിച്ചാല്‍ തോന്നുക മലക്കുകള്‍ക്ക് അല്ലഹുവിനേക്കാള്‍ ജ്ഞാനം ഉണ്ടെന്നാണ്! കാരണം, അവര്‍ ഭാവിയില്‍ മനുഷ്യന്‍ മുഖാന്തരം ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് രണ്ട് കഥകളിലെയും വിവരങ്ങളിലുള്ള വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഒന്നാമത്തെ കഥയില്‍ ഭൂമിയിലെ ഖലീഫയെപ്പറ്റി അള്ളാ മിണ്ടുന്നതെയില്ല, രണ്ടാമത്തെ കഥയില്‍ കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തെ പറ്റി മിണ്ടാട്ടമേയില്ല രണ്ടാമത്തെ കഥയുടെ എഴുത്തുകാരന് ആദം മലക്കുകള്‍ക്ക് നാമങ്ങള്‍ പഠിപ്പിച്ചു കൊടുത്ത കഥ കൂടി കിട്ടിയിട്ടുണ്ട്. അതാണ്‌ മുന്‍പേ പറഞ്ഞത്, പുള്ളിയുടെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന്. മറ്റാരും കേള്‍ക്കാത്ത കഥകള്‍ പുള്ളി കേട്ടിട്ടുണ്ട്! വേറൊരു പുള്ളിക്കാരന്‍ ഈ കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: “നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം. അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ്‌ ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു” (സൂറാ.സ്വാദ്‌. 38:71-74) കളിമണ്ണില്‍ നിന്നും സംവിധാനം ചെയ്ത മനുഷ്യനില്‍ അല്ലാഹുവിന്‍റെ ആത്മാവില്‍ നിന്നും ഊതുന്ന കഥ വേറെ ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം മറ്റാരും അത് പറഞ്ഞ് കണ്ടില്ല! ആദമിനെ സൃഷ്ടിച്ചപ്പോള്‍ ഇബ്ലിസ്‌ ഉടക്കുണ്ടാക്കിയ കഥ മറ്റ് എഴുത്തുകാര്‍ എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം: ഇതിലെ തമാശ കണ്ടോ? ആദമിന് സുജൂദ്‌ ചെയ്യാന്‍ അള്ളാ കല്പിച്ചത് മലക്കുകളോട്, ഇബ്ലിസ്‌ ആണെങ്കില്‍ മലക്കല്ല, ജിന്ന്‍ ആണ് മലക്കുകളോട് ചെയ്യാന്‍ പറഞ്ഞ കാര്യം ജിന്ന് വര്‍ഗ്ഗത്തില്‍പെട്ട ഒരുത്തന്‍ ചെയ്തില്ല എന്ന് പറഞ്ഞ് അള്ളാ അവനെ ശപിക്കുകയാണ്, നല്ല തമാശ തന്നെ മാത്രമല്ല ഈ കഥ എഴുതിയ പുള്ളിയുടെ വിചാരം ഇബ്ലിസിന് ഭാര്യയുണ്ട് എന്നാണ്. കണ്ടില്ലേ അള്ളാ പറഞ്ഞതായി ആ പുള്ളി എഴുതി വെച്ചിരിക്കുന്നത്, നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും “അവന്‍റെ സന്തതികളെയും” രക്ഷാധികാരികളാക്കുകയാണോ? എന്ന്. ഖുര്‍ആന്‍റെ എഴുത്തുകാരുടെ വിശ്വാസപ്രകാരം ഇണയില്ലാതെ സന്തതി ഉണ്ടാകില്ലല്ലോ അല്ലാഹുവിന് ഒരു ഇണയില്ലാതിരിക്കെ എങ്ങനെയാണ് അല്ലാഹുവിന് മകനുണ്ടാകുക എന്ന് ഈസയുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാര്‍ ചോദിക്കുന്നുമുണ്ട് അപ്പോള്‍ ഇബ്ലിസിന് സന്തതി ഉണ്ടെന്ന് ഈ എഴുത്തുകാരന്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് കുറഞ്ഞ പക്ഷം ഈ പുള്ളിയെങ്കിലും വിചാരിച്ചിരിക്കുന്നത് ഇബ്ലിസിന് ഇണയുണ്ടെന്നാണ്!! ഇനി വേറൊരു എഴുത്തുകാരന്‍ ഈ കഥയില്‍ ഇബ്ലിസിന്‍റെ മറുപടി എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം: “തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്തു. പിന്നീട്‌ നാം മലക്കുകളോട്‌ പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട്‌ കല്‍പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരിക്കാന്‍ നിനക്കെന്ത്‌ തടസ്സമായിരുന്നു അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” (സൂറാ.ഉന്നതസ്ഥലങ്ങള്‍.7:11,12) സൂറാ.18:50 എഴുതിയ പുള്ളിക്ക് ഈ കഥകള്‍ ഒന്നും അറിയില്ലായിരുന്നു എന്ന് തോന്നുന്നു, കാരണം അദ്ദേഹത്തിന്‍റെ വേര്‍ഷനില്‍ ഇതൊന്നും ഇല്ല. ഇനി അടുത്ത എഴുത്തുകാരന്‍റെ വേര്‍ഷന്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം: “അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം? അവന്‍ പറഞ്ഞു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” (സൂറാ.ഹിജ്റ്. 15:32,33) ഇനി വേറൊരാളുടെ വേര്‍ഷന്‍ നോക്കിയാല്‍ അത് ഇതിനേക്കാള്‍ രസകരമാണ്: “നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” (സൂറാ. നിശായാത്ര. 17:61,62) ഈ പുള്ളിക്ക് കഥയുടെ കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടുണ്ട്. മറ്റ് രണ്ട് പേരും പറയാത്ത കാര്യങ്ങളാണ് ഈ പുള്ളിക്കാരന്‍ പറയുന്നത്. ഇനി അടുത്ത ആളുടെ വേര്‍ഷന്‍ നോക്കാം: “അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” (സൂറാ.സ്വാദ്‌. 38: 75,76). അള്ളാഹു ഇബ്ലിസിനോട് ഇങ്ങനെ ചോദിച്ച കാര്യം ഈ പുള്ളിക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാക്കാം. കാരണം അള്ളാ ഇങ്ങനെ ചോദിച്ചതായി വേറെ ആരും എഴുതി വെച്ചിട്ടില്ല!! സത്യത്തില്‍ എന്താണ് അന്ന് ഇബ്ലിസ്‌ പറഞ്ഞത്? “ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” എന്നാണോ അതോ “കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” എന്നാണോ അതോ “നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” എന്നാണോ അതോ “ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” എന്നാണോ? ഒറ്റ ഒരു സന്ദര്‍ഭം ആണ് ഇത്. ആ ഒരു സന്ദര്‍ഭത്തില്‍ ഇബ്ലിസ്‌ പറഞ്ഞ മറുപടിയായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ എഴുതി വെച്ചിരിക്കുന്നത് പല മറുപടികളാണ്. ഓരോരോ എഴുത്തുകാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും വേണോ? ഇനി നമുക്ക്‌ ഈ കഥയില്‍ അല്ലാഹു പറഞ്ഞതായി ഓരോരുത്തര്‍ എഴുതി വെച്ചത് നോക്കാം. വിസ്തരഭയത്താല്‍ വിശദീകരണം നല്‍കുന്നില്ല, വ്യത്യാസങ്ങള്‍ വായനക്കാര്‍ തന്നെ മനസ്സിലാക്കിക്കോളൂ: “അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:13) “അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌” (സൂറാ. ഹിജ്റ്.15:34,35) “അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌” (സൂറാ.സ്വാദ്‌. 38:77,78) ഇതിനുള്ള ഇബ്ലിസിന്‍റെ മറുപടിയും അല്ലാഹുവിന്‍റെ പ്രതികരണവും എന്താണെന്ന് കാണണോ? അതും ഓരോരുത്തര്‍ താന്താങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്: “അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നല്‍കേണമേ. അവന്‍ അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:14,15) “അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ” (സൂറാ. ഹിജ്റ്.15:36-38) “അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ” (സൂറാ.സ്വാദ്‌. 38:79-81) വിവരണങ്ങളിലെ വ്യത്യാസം ശ്രദ്ധിച്ചു കാണുമല്ലോ. “മനുഷ്യര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റ് രണ്ടുപേര്‍ പറയുന്നത് “അവര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. സത്യത്തില്‍ ഇബ്ലിസ്‌ മനുഷ്യര്‍ എന്നാണോ പറഞ്ഞത് അതോ അവര്‍ എന്നാണോ പറഞ്ഞത്? ആ, ആര്‍ക്കറിയാം! “നീ എനിക്ക്‌ അവധി നല്‍കേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ പറയുന്നത് “എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ പറയുന്നത് “നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ് ഇതില്‍ ഏതാണ് ഇബ്ലിസ്‌ പറഞ്ഞത് എന്ന് ആരും ചോദിക്കരുത്, കഥയില്‍ ചോദ്യമില്ല എന്ന് പണ്ട് കാര്‍ന്നോമ്മാര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്‍റെ മറുപടിയുടെ കാര്യത്തിലും, മൂന്ന് പേരും മൂന്ന് വിധത്തിലാണ് അക്കാര്യം പറയുന്നത്. ഇനി അല്ലാഹുവിന്‍റെ മറുപടിയോടുള്ള ഇബ്ലിസിന്‍റെ പ്രതികരണം എങ്ങനെയുള്ളതാണെന്നാണ് ഓരോരുത്തര്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം: “അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ നീ ഇവിടെ നിന്ന്‌ പുറത്ത്‌ കടക്കൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:16,17) “അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല സൂറാ.ഹിജ്റ്. 15:39-48) “അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ്‌ തന്നെ മതി” (സൂറാ. നിശായാത്ര. 18:63-65) “അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ- നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ.സ്വാദ്‌. 38:82-85) വൈക്കോല്‍ തുറുവില്‍ സൂചി തപ്പുന്നത് പോലെയാണ് ഇതില്‍ ഇബ്ലിസ്‌ പറഞ്ഞതും അള്ളാഹു പറഞ്ഞതും തപ്പിയെടുക്കുക എന്ന് പറഞ്ഞാല്‍! യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏതാണ് സത്യം? ഊഹത്തെ പിന്തുടരുകയല്ലാതെ ഒരു മുസ്ലീമിന് ഇക്കാര്യത്തില്‍ സത്യമറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല എന്നതാണ് സത്യം. തീര്‍ന്നിട്ടില്ല, ആദമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളാന്‍ ഇടയായതായി ആരോപിക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്, അതുംകൂടി നമുക്കൊന്ന് നോക്കാം: “ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച്‌ അവരെ അതില്‍ നിന്ന്‌ വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. അനന്തരം ആദം തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ ചില വചനങ്ങള്‍ സ്വീകരിച്ചു ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന്‌ അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്‍റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (സൂറാ.പശു.2:35-38) “ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു അവരില്‍ നിന്ന്‌ മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച്‌ അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ ഈ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത്‌ നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത്‌ കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത്‌ കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ്‌ എന്ന്‌ അവരോട്‌ അവന്‍ സത്യം ചെയ്ത്‌ പറയുകയും ചെയ്തു. അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച്‌ അവരുടെ രക്ഷിതാവ്‌ പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ വാസസ്ഥലമുണ്ട്‌. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്‌. അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന്‌ തന്നെ നിങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ചെയ്യും” (സൂറാ.ഉന്നതസ്ഥാനങ്ങള്‍. 7:19-25) “അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (സൂറാ.ത്വാഹാ.20:117-123) ഈ വിവരണങ്ങളില്‍ ഉള്ള വൈരുദ്ധ്യം ഒറ്റ വായനയില്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാകും എന്നത് കൊണ്ട് വിശദീകരിച്ച് സമയം കളയുന്നില്ല. ഇതാണ് ഖുര്‍ആന്‍റെ അവസ്ഥ ഓരോരുത്തര്‍ തനിക്ക്‌ തോന്നിയത് പോലെ ഓരോന്ന് എഴുതിയുണ്ടാക്കിയിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുകയാണ് ഖുര്‍ആന്‍റെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ ജാതി വൈരുദ്ധ്യങ്ങള്‍ ഉള്ള സാധനമാണ് പ്രപഞ്ചം ഉണ്ടാക്കുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണപ്പേന കൊണ്ട് സ്വര്‍ണ്ണഫലകത്തില്‍ എഴുതി ലൌഹ്ഫുല്‍ മഹ്ഫൂസില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്നത്. മുഹമ്മദിന് എഴുതാനും വായിക്കാനുമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇതൊക്കെയൊന്ന് നോക്കി എഡിറ്റ്‌ ചെയ്ത് ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഒക്കെ നീക്കി മനുഷ്യര്‍ക്ക്‌ ബോറടിക്കാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ആക്കുമായിരുന്നു. എന്ന് മാത്രമല്ല, അദ്ദേഹത്തിനു എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഇതില്‍ എഴുതി വെക്കാന്‍ ഇതിന്‍റെ എഴുത്തുകാര്‍ ധൈര്യം കാണിക്കുകയും ഇല്ലായിരുന്നു. തെറ്റ് പറ്റിയത് മലക്കിനാണ്. ഒരു ഗ്രന്ഥം ഇറക്കുമ്പോള്‍ അത് എഴുതാനും വായിക്കാനും കഴിയുന്ന ഒരാളെക്കൊണ്ട് ചെയ്യിക്കണം എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലാതായിപ്പോയാല്‍ ഇങ്ങനെയിരിക്കും എന്ന് മലക്കിന് ഇപ്പോഴായിരിക്കും മനസ്സിലായിട്ടുണ്ടാവുക തുടരും…) സത്യമാർഗ്ഗം വായിക്കരുത് എന്ന് ഫത്വ വല്ലോം ഇറങ്ങിയോ ആവോ…?? സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് എന്ന ക്രൈസ്തവ സംഘടന വര്‍ഷങ്ങളോളം സക്കീര്‍ നായിക്കിനെ സംവാദത്തിന് ക്ഷണിച്ചിട്ടുള്ളതാണ്. സക്കീര്‍ നായിക്ക് വന്നില്ല. അവസാനം “സക്കീര്‍ നായിക്കിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും സമ്മാനമായി നല്‍കും” എന്ന് ഞങ്ങള്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിനു കൊണ്ടുവരുന്നവര്‍ക്ക് സംവാദം കഴിഞ്ഞ ഉടനെ തന്നെ ഒരു ലക്ഷം രൂപ ഇനാം ആയി നല്‍കും എന്ന് സാക്ഷി പ്രഖ്യാപിച്ചിട്ടുണ്ട്, TRUTH FIGHTERS എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഒരു ലക്ഷം രൂപ ഇനാം നല്‍കും എന്നിട്ടും സക്കീര്‍ നായിക്ക് സംവാദത്തിനു വന്നിട്ടില്ല. വരാനുള്ള സാധ്യത വളരെ വളരെ കുറവുമാണ്. ഇസ്ലാമിക വിഷയത്തില്‍ അറിവില്ലാത്ത ആളുകളോട് മാത്രമേ അയാള്‍ സംവാദം നടത്തൂ. 12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികള്‍ നടന്നുവരുന്നു; കേരള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി Kerala Deshabhimani Monday Oct 25, 2021 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം 12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികള്‍ നടന്നുവരുന്നു; കേരള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം 2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ആരംഭിച്ച റീ-ബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനുതകുംവിധമുള്ള സംവിധാനത്തോടെയും, പരിസ്ഥിതി സൗഹൃദപരമായും കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. നിയമസഭയില്‍ എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരികയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാന്‍ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ച് ആഴം വര്‍ദ്ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞു. റൂം ഫോര്‍ റിവര്‍ എന്ന ബൃഹത് പദ്ധതി അടുത്ത ഘട്ടമായി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വര്‍ദ്ധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുക. വേമ്പനാട്ട് കായല്‍ മുതല്‍ മണികണ്ഠന്‍ ആറുവരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടിയിട്ടുണ്ട്. വെള്ളം കൂടുതല്‍ കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി 'റൂം ഫോര്‍ വേമ്പനാട്' ഉള്‍പ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഡാമിലെ ജലം എത്തുന്ന പ്രദേശങ്ങളില്‍ മഴ വരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ച് ജലം തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇതിന് പുറമെ തദ്ദേശസ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്ലാനുകള്‍ പോലുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തീരദേശത്ത് വേലിയേറ്റ രേഖയില്‍നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് മുഖാന്തിരം 'പുനര്‍ഗേഹം' പദ്ധതി നടപ്പാക്കിവരുന്നു. 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തോടെ, സഹകരണ വകുപ്പ് വഴി ഭവനനിര്‍മ്മാണം നടത്തി നല്‍കുന്ന 'കെയര്‍ ഹോം' പദ്ധതി നടപ്പാക്കി. സംസ്ഥാനത്ത് മഴക്കെടുതി തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനിയുള്ള തുടര്‍നിര്‍മ്മാണങ്ങളും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ആസ്തികളുടെ സുസ്ഥിരമായ പുനര്‍നിര്‍മ്മാണത്തിന്റെ മാതൃകയിലാണ് നടപ്പിലാക്കാനാവുക. ആ നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം മുതലായവ ഉണ്ടായതിനെത്തുടര്‍ന്ന് നിരവധിപേരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെയും മറ്റും കണക്കുകള്‍ തിട്ടപ്പെടുത്തി ലഭ്യമാക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങള്‍ക്കനുസൃതമായ ധനസഹായം സമയബന്ധിതമായി അനുവദിക്കുന്നതാണ്. മരണമടഞ്ഞവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ഇതിനകം അടിയന്തിര ധനസഹായം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. നശിപ്പിക്കാനുള്ള ലക്ഷ്യം തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കണം: മുഖ്യമന്ത്രി കേരളത്തിന്റെ പുരോഗമന പ്രയാണത്തിന് ഊര്‍ജംപകരുന്ന സിനിമകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം: മുഖ്യമന്ത്രി ഹലാൽ വിവാദം സംഘ്‌പരിവാർ അജണ്ട; ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും തുരുത്തി ഭവനപദ്ധതി: രണ്ടാം ടവറിന്റെ നിർമാണജോലികൾ തുടങ്ങി രുചിയുടെ ശിൽപ്പമൊരുക്കി അമേരിക്കയുടെ മനം കവർന്നു ഭർത്താവിന്റെ ആക്രമണം: സുമയ്ക്ക് മഹിളാ അസോസിയേഷൻ നിയമസഹായം നൽകും എയ്ഡ്സ് ദിനാചരണം: ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു മെസി, മെസി മാത്രം ഏഴാം തവണയും ബാലൻ ഡി ഓർ പുരസ്കാരം ഒമിക്രോൺ അപകടകാരി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കോവിഡ്‌ ധനസഹായം അപേക്ഷകര്‍ കുറഞ്ഞതില്‍ സുപ്രീംകോടതിക്ക്‌ ആശങ്ക കർഷകസമരവും കേരളവും ഭാവി സൂചിക: എം എ ബേബി പിൻവലിച്ചപ്പോഴും ചർച്ചയ്‌ക്ക്‌ ഭയം ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽനിന്ന്‌ ഇത്തവണയും
മോദി സർക്കാർ ഒളിച്ചോടി യുഡിഎഫ്‌ യോഗം ബഹിഷ്‌കരിച്ച്‌ ഉമ്മൻചാണ്ടി, ചെന്നിത്തല സംസ്ഥാന നേതൃത്വത്തിന് കനത്ത ആഘാതം ഇടുക്കിക്ക്‌ ഇരട്ടപ്പവർ സാധ്യതാ പഠന റിപ്പോർട്ട്‌ സമർപ്പിച്ചു ജനാധിപത്യം കാപട്യവുമായി ഒത്തുപോകില്ല: സീതാറാം യെച്ചൂരി ‘പണി’ പാളില്ല; വരുന്നു തൊഴിൽമേളകൾ മൂന്നുമാസത്തിൽ 10,000 ജോലി തകർക്കാൻ വിടില്ല; സഹകരണ സംരക്ഷണത്തിന്‌ സമിതി വിപുലമായ ജനകീയ പ്രചാരണം സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. ജെയിംസ് ബോണ്ട് ചിത്രത്തിനൊപ്പം വെള്ളിത്തിര വീണ്ടും സജീവമാകുന്നു; സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും – Media Mangalam ജെയിംസ് ബോണ്ട് ചിത്രത്തിനൊപ്പം വെള്ളിത്തിര വീണ്ടും സജീവമാകുന്നു; സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സജീവമാകുന്നു. കഴിഞ്ഞ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്.  തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ഇന്ന് രാവിലെ മുതൽ സിനിമാ പ്രദർശനം തുടങ്ങും. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. സിനിമാ പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ ആളുകളെ അനുവദിക്കുകയുള്ളു ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം ധീരമായ പ്രവർത്തനം പ്രശംസനീയമാണ്; അവരെ സർക്കാർ ആദരിക്കും; വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനേയും രക്ഷിച്ചവർക്ക് അഭിനന്ദനവുമായി എം കെ സ്റ്റാലിൻ ഇനിയും കഷ്‌ടത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കരുതലുമായി താര സംഘടന ഒപ്പം അമ്മയും' പദ്ധതിയുടെ രണ്ടാംഘട്ട ടാബുകൾ വിതരണം ചെയ്തത് മോഹൻലാൽ 13,000 രൂപ ചിലവാക്കി ഒരു ബസ് ഓടിച്ചപ്പോൾ കിട്ടിയത് വെറും 634 രൂപ രൂപ; അത്തരത്തിൽ സർവീസ് നടത്തുന്നത് 66 ബസുകൾ; പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാൻ കൊണ്ടുവന്ന പദ്ധതി പൂട്ടിടുക കെഎസ്ആർടിസിക്ക്; അധികൃതരുടെ ഉട്ടോപ്യൻ പരിഷ്കാരങ്ങളിൽ ഒരു പൊതുമേഖലാ സ്ഥാപനം തകരുന്നത് ഇങ്ങനെ ‘ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവ്’; പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് ഷിബു ബേബി ജോണ്‍ മകളെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നത് ഈ കാരണം കൊണ്ട്; പൃഥ്വിരാജ് പറയുന്നു… ബിജെപി കോട്ടയിൽ പോയി പൊരുതിയ മമതയോ ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഓടിയ രാഹുലോ: പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാനൊരുങ്ങി മമത ബാനർജി; മറ്റ് പാർട്ടികൾക്കും സ്വീകാര്യയായ നേതാവ് സഖ്യം രൂപീകരിക്കുമ്പോൾ തകർന്നടിയുക കോൺഗ്രസ് വക്കീൽ കോട്ടിടാൻ ഒരുങ്ങി ബിനീഷ് കോടിയേരി; കൂട്ടിനു സഹപാഠികളായ പി. സി ജോര്‍ജിന്റെ മകനും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറിന്റെ മകനും പുതപ്പുകച്ചവടത്തിനായി വീട്ടിലെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 13 വർഷം കഠിന തടവ് വിധിച്ച് കോടതി മകളെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നത് ഈ കാരണം കൊണ്ട്; പൃഥ്വിരാജ് പറയുന്നു… ബിജെപി കോട്ടയിൽ പോയി പൊരുതിയ മമതയോ ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഓടിയ രാഹുലോ: പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാനൊരുങ്ങി മമത ബാനർജി; മറ്റ് പാർട്ടികൾക്കും സ്വീകാര്യയായ നേതാവ് സഖ്യം രൂപീകരിക്കുമ്പോൾ തകർന്നടിയുക കോൺഗ്രസ് വക്കീൽ കോട്ടിടാൻ ഒരുങ്ങി ബിനീഷ് കോടിയേരി; കൂട്ടിനു സഹപാഠികളായ പി. സി ജോര്‍ജിന്റെ മകനും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറിന്റെ മകനും പുതപ്പുകച്ചവടത്തിനായി വീട്ടിലെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിക്ക് 13 വർഷം കഠിന തടവ് വിധിച്ച് കോടതി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ ചിത്രകാരന്റെ ഭാവനയിൽ. രാജസ്ഥാനി ചുവർചിത്രം. ലണ്ടനിലെ വിക്റ്റോറിയ ആൽബെർട്ട് മ്യൂസിയത്തിൽ നിന്ന് ധർമ്മം · അർത്ഥം · കാമം · മോക്ഷം കർമം · പൂജാവിധികൾ · യോഗ · ഭക്തി മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം ഹിന്ദുപുരാണങ്ങൾ അനുസരിച്ചു മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട 10 അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്. ഇവകൂടാതെ വിഷ്ണുവിന് വേറെയും അവതാരങ്ങൾ വിവിധ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.[1] ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്.[2] ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം 3] എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു 1] വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ് 2]ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട് [3] അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശതപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശതപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം [4] കൂർമ്മം[5] വരാഹം [6]എന്നീ അവതാരങ്ങൾ എടുത്തിരുന്നത്. പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിനെപ്പറ്റിയുള്ള കഥ തൈത്തിരീയ ബ്രാഹ്മണത്തിലും [7]തൈത്തിരീയ ആരണ്യകത്തിലും [8]കാഠകസംഹിതയിലും പ്രാരംഭരൂപത്തിലുമുണ്ട്. രാമായണത്തിന്റെദാക്ഷിണാത്യപാഠത്തിലും ഇത് കാണുന്നുണ്ട് 9] എന്നാൽ പുരാണങ്ങളിൽ പ്രജാപതിയുടെ അവതാരമായാണ് വിവരിക്കുന്നത് 10] എന്നാൽ ഇതേ പുരാണത്തിൽ വിഷ്ണുവിന്റേയും ബ്രഹ്മസ്വരൂപമായ നാരായണന്റേയും അഭിന്നതയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രാരംഭത്തിൽ പ്രജാപതിയോടും പിന്നീട് വിഷ്ണുവിന്റെ മഹത്ത്വം വർദ്ധിച്ചതിനാൽ വിഷ്ണുവിന്റെയും അവതാരമായി കരുതപ്പെടാൻ തുടങ്ങുകയും ചെയ്തതായിട്ടാണ് ചരിത്രകാരന്മാർ വിവരിക്കുന്നത്. വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു. ബ്രാഹ്മണങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അവതാരവാദങ്ങൾ ഉണ്ടെങ്കിലും അവയുടെ രചനാകാലത്ത് അവതാരങ്ങളെ ദേവതകളായി പൂജിച്ചിരുന്നില്ല എന്നത് വിഷ്ണുവിന് പ്രാധാന്യം കുറവായിരുന്നു എന്നതിനാലായിരിക്കാം എന്നാണ് ഡോ. കാമിൽ ബുൽക്കേ അവകാശപ്പെടുന്നത്. എന്നാൽ കൃഷ്ണാവതാരത്തോടൊപ്പം അവതാര വാദത്തിന്റെ വികാസത്തിൽ ഗണ്യമായ പരിവർത്തനം നടന്നു. വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കരുതാൻ തുടങ്ങിയതോടെ ഭാഗവതരെ തങ്ങളിലേക്കാകർഷിക്കാൻ ബ്രാഹ്മണർക്കായി. അവതാരവാദത്തിനു ഗണ്യമായ പ്രോത്സാഹനം അങ്ങനെ ലഭിച്ചു. താമസിയാതെ രാമനെയും അവതാര വാദത്തിൽ ഉൾപ്പെടുത്തി. രാമായണം ക്ഷത്രിയരുടെ സ്വന്തം കൃതിയായിരുന്നു. എന്നാൽ രാമായണത്തിന്റെ പ്രചാരത്തോടനുബന്ധിച്ച് രാമന്റെ ജനപ്രീതിയും ക്ഷത്രിയർക്കും മറ്റു ജനങ്ങൾക്കുമിടയിൽ വർദ്ധിച്ചു വന്നതോടെ രാമനേയും വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടാൻ തുടങ്ങിയതും ഈ അവതാരവാദത്തിന്റെ സ്വാഭാവിക വികാസപരിണാമമായാണ് കാണുന്നത്. ഉത്തരകാണ്ഡത്തിൽ മാത്രം അവതാരവാദത്തെപ്പറ്റി പരാമർശമുള്ളതും പിന്നീടുള്ള പ്രക്ഷേപങ്ങളിൽ ഈ വാദം കൂടുതലും കാണപ്പെടുന്നതിനും തെളിവായി കാണിക്കപ്പെടുന്നത്. അവതാരവാദത്തിന്റെ പരിണാമത്തിനിടയിൽ ക്രി.വ. 7-8 നൂറ്റാണ്ടുകളിൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെട്ടു. പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും ക്രി.വ. ഏട്ടാമാണ്ടുവരെ അവതാരങ്ങളുടെ സംഖ്യകളിലും പേരിലും ഐക്യരൂപം കാണുന്നില്ല. നാരായണീയോപാഖ്യാനത്തിൽ വിഷ്ണുവിന് ആറു അവതാരങ്ങൾ ആണുള്ളതെങ്കിൽ (വരാഹം, നരസിംഹം, വാമനൻ, ഭാർഗ്ഗവരാമൻ, ദാശരഥിരാമൻ, വാസുദേവകൃഷ്ണൻ 11] ഇതേ ഉപാഖ്യാനത്തിലെ മറ്റൊരിടത്ത് നാലു അവതാരങ്ങളുടെ (വരാഹം, നരസിംഹം, വാമനൻ, മനുഷ്യാവതാരം) പരാമർശമേയുള്ളൂ 12] വിഷ്ണുപുരാണത്തിൽ പ്രജാപതിയുടെ കൂർമ്മവരാഹവതാരങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും മറ്റൊരിടത്ത് ആദിത്യൻ, ഭാർഗ്ഗവൻ, രാമൻ, കൃഷ്ണൻ എന്നിങ്ങനെ നാല് അവതാരങ്ങളുടെ മറ്റൊരു പട്ടികയാണ് പ്രദർശിപ്പിക്കുന്നത് 13]പതിനൊന്നാം ശതകത്തിൽ ദശാവതാരചരിത്രം എന്ന കൃതിയിലാണ് ബുദ്ധനെ ആദ്യമായി വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ജയദേവകവിയും ഗീതാഗോവിന്ദത്തിൽ ഇതേ രീതി പിന്തുടർന്നതായും കാണാം. ഭാഗവതപുരാണത്തിലെ അവതാരങ്ങളുടെ പട്ടികയിൽ രണ്ടുപ്രാവശ്യം ഇരുപത്തിരണ്ടും ഒരു പ്രാവശ്യം ഇരുപത്തിയൊന്നും അവതാരങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെയും പലക്രമത്തിലും രൂപത്തിലുമാണ്. ഐക്യരൂപമില്ല. പാലാഴി മഥനവേളയിൽ കൂർമ്മാവതാരമെടുത്ത് മന്ഥര പർവതത്തെ താങ്ങി നിർത്തുന്ന വിഷ്ണു. കമ്പോഡിയയിലെ ആങ്കോർ വാട്ട് ക്ഷേത്രസമുച്ചയങ്ങളിൽ നിന്നുള്ള ശില്പം ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ജീവജാലങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റെയും പ്രജാപതിയുടെയും ബന്ധം മഹാഭാരതത്തിൽ[4] വിവരിച്ചിട്ടുണ്ട് 14] മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജൻ ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം.[15] രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല. വരാഹാവതഅരം ചിത്രകാരന്റെ ഭാവനയിൽ ബ്രിട്ടീഷ് കാഴ്ച്ചബംഗ്ലാവിൽ നിന്ന് രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. വിഷ്ണുപുരാണത്തിലും, വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു. അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഹിരണ്യകശിപുവിന്റെ ചോരകുടിക്കുന്നരൂപത്തിൽ വാതിൽ പടിയിലിരിക്കുന്ന രൂപത്തിലാണ് നരസിംഹ അവതാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു മനുഷ്യന്റെ രൂപമാണ് വാമനൻ. വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും [16] തൈത്തിരീയ ബ്രാഹ്മണത്തിലും [17] ഐതരേയ ബ്രാഹ്മണത്തിലും [18] ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും. ധർമ്മിഷ്ഠനും ഭക്തനുമായ മഹാബലി സ്വർഗം കീഴടക്കുവാൻ മഹായാഗം നടത്തിയപ്പോൾ ദേവമാതാവായ അദിതിയുടെ ആവശ്യപ്രകാരവും, അദ്ദേഹത്തിന്റെ അഹംഭാവം മാറ്റാനായും അവതരിച്ച വാമനൻ, തനിക്കെല്ലാം ഭക്തിയോടെ സമർപ്പിച്ച മഹാബലിയുടെ ഭക്തിയിൽ സന്തോഷിച്ചു അദ്ദേഹത്തെ സ്വർഗത്തേക്കാൾ സുന്ദരമായ പാതാളലോകത്തിലെ സുതലം എന്ന സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിന്റെ ചക്രവർത്തിയാക്കുകയും, അവിടെ മഹാബലിക്ക് കാവൽക്കാരനായി നിൽക്കുകയും, അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗ്ഗലോകത്തിൽ വാഴിക്കുകയും ചെയ്തു എന്നാണ് വിഷ്‌ണു ഭാഗവതത്തിലെ കഥ. ഓണനാളിൽ മഹാബലി വാമനനോടൊപ്പം തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരുന്നു എന്നാണ് ഐതിഹ്യം. ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായാണ് വിശ്വസിക്കപ്പെടുന്നത്. പരശുരാമനാണ് കടലെടുത്ത കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് എന്നാണ് ഐതിഹ്യം. രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നുമുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷമായിരിക്കണം എന്നത് ഏറെക്കുറെ ശരിയാണ്. വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു 19] അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത് 20] ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്. ബുദ്ധമതത്തിന്റേയും ഭാഗവത സമ്പ്രദായത്തിന്റേയും ഭക്തിമാർഗ്ഗം തുല്യരൂപത്തിൽ യജ്ഞപ്രധാനമായ ബ്രാഹ്മണമതത്തിനു പകരമായി ഉയർന്നുവന്ന സാഹചര്യത്തിൽ മതാതിർത്തികൾക്കുള്ളിൽ ബ്രാഹ്മണരുടെ അധികാരം കുറഞ്ഞതും ബുദ്ധമതത്തിന്റെ കൂടുതൽ പ്രചാരം കണ്ട് ഭാഗവതരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഭാഗവതരുടെ ഇഷ്ടദേവനായ വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു തുടങ്ങിയത് 21] മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. അതിനുശേഷം സത്യയുഗം ആരംഭിക്കും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ഗോവയിലെ ശ്രീ ബാലാജി ക്ഷേത്രത്തിലെ നടവാതിലിലെ ദശാവതാര ചിത്രീകരണം ഇന്ത്യയിൽ പിൽക്കാലത്ത് ഉത്ഭവിച്ച ചില ഹൈന്ദവ മതനവീകരണ പ്രസ്ഥാനങ്ങൾ അവതാര സങ്കല്പത്തെ പാടെ എതിർത്തിട്ടുണ്ട്. കബീറിന്റെ പരിഷ്കരണ പ്രസ്ഥാനം ഉദാഹരണം. ആര്യന്മാർ അവതാരസങ്കല്പമുള്ളവരായി യാതൊരു സൂചനയും അക്കാലത്തെ ആധികാരിക ഗ്രന്ഥമായ ഋഗ്വേദം നൽകുന്നില്ല. അവതാരസങ്കല്പം പിൽക്കാല സൃഷ്ടിയായിരിക്കാനാണ് സാധ്യത എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മതാചാര്യന്മാരെ പുരാതന ഭാരതീയർ അവതാരം എന്ന് വിളിച്ചിരുന്നത് പിൽക്കാല ഗ്രന്ഥകാരന്മാർ പരിഷ്കരിച്ചതാവാം എന്നും കരുതുന്നു. സി.പി. ഹജാരാ. പുരാണിക് റെക്കോർഡ്സ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടെർളി; ഭാഗം 11 പേജ് 88. ↑ വാഗ്ഭടാനന്ദന്റെ സമ്പൂർണ്ണകൃതികൾ; പേജ് 752, മാതൃഭൂമി പബ്ലീഷിങ്ങ് കമ്പനി കോഴിക്കോട്. 1988 ↑ അയോദ്ധ്യാകാണ്ഡം സർഗ്ഗം 110; രാമായണം ↑ ആരണ്യക പർവ്വം അദ്ധ്യായം 185; മഹാഭാരതം ↑ മഹാഭാരതം ആദിപർവ്വം അദ്ധ്യായം 16 ↑ എച്ച്. ചൗധരി. ഏർളി ഹിസ്റ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ് പേജ് 63 ↑ ഏർളി ഹിസറ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ്. പേജ് 63 ദൈത്യം ദാരയതേ ബലിം ഛലയതേ ക്ഷത്രക്ഷയം കുർവ്വതേ :പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ :മ്ലേച്ഛാൻ മൂർച്ഛയതേ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃ ^ അഹം പ്രജാപതിർബ്രഹ്മാ മത്പരം നാധിഗമ്യതേ മത്സ്യരൂപേണ യൂയം ച മയാസ്മാൻ മോക്ഷിതാ ഭയാത് മത്സ്യം · കൂർമ്മം · വരാഹം · നരസിംഹം · വാമനൻ · പരശുരാമൻ · ശ്രീരാമൻ · ശ്രീകൃഷ്ണൻ · ബലരാമൻ ശ്രീബുദ്ധൻ · കൽക്കി നാലു കുമാരന്മാർ · നാരദൻ · നരനാരായണന്മാർ · കപിലൻ · ദത്താത്രേയൻ · യജ്ഞൻ · ഋഷഭൻ · പ്രിഥു · ധന്വന്തരി · മോഹിനി · വ്യാസൻ · ഹയഗ്രീവൻ · ഹംസം *തെക്കേയിന്ത്യയിൽ ബലരാമനും വടക്കേയിന്ത്യയിൽ ബുദ്ധനുമാണ് വിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായി കരുതിപ്പോരുന്നത്. ↑ സി.പി. ഹജാരാ. പുരാണിക് റെക്കോർഡ്സ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടെർളി; ഭാഗം 11 പേജ് 88. ↑ വാഗ്ഭടാനന്ദന്റെ സമ്പൂർണ്ണകൃതികൾ; പേജ് 752, മാതൃഭൂമി പബ്ലീഷിങ്ങ് കമ്പനി കോഴിക്കോട്. 1988 ↑ അയോദ്ധ്യാകാണ്ഡം സർഗ്ഗം 110; രാമായണം ↑ ആരണ്യക പർവ്വം അദ്ധ്യായം 185; മഹാഭാരതം ↑ മഹാഭാരതം ആദിപർവ്വം അദ്ധ്യായം 16 ↑ എച്ച്. ചൗധരി. ഏർളി ഹിസ്റ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ് പേജ് 63 ↑ ഏർളി ഹിസറ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ്. പേജ് 63 ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:33, 17 മാർച്ച് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നഗരജീവിതത്തിന്റെ തിരക്കും സ്‌ട്രെസ്സും ലൈംഗികജീവിതത്തെ വളരെ മോശമായാണല്ലോ ബാധിക്കുന്നത്. എന്താണ് പരിഹാരം? ലൈംഗികജീവിതം സജീവമായിട്ടുള്ള ആള്‍ക്കാര്‍ക്ക് മുടങ്ങാത്ത ഒരു ചിട്ടയുണ്ട്. നീണ്ട നടത്തം. 45 മിനുട്ട് നിര്‍ത്താതെ വളരെ വേഗത്തില്‍ എന്നും നടക്കുന്നത് ശരീരസൗന്ദര്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉപകരിക്കുന്നതിനു പുറമെ നല്ല ലൈംഗികജീവിതം നയിക്കാനും സഹായിക്കുന്നു. നടത്തം അരക്കെട്ടിലേക്കുള്ള രക്തചംക്രമണം കൂട്ടുന്നു. ഉദ്ധാരണത്തിനോ ലൂബ്രിക്കേഷനോ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് നടത്തം വളരെ നല്ല വ്യായാമമാണ്. ടെന്‍ഷനടിച്ച് ബെഡ്‌റൂമിലെത്തുന്ന ഭര്‍ത്താവിന് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ പറ്റുമോ എന്ന ഉത്കണ്ഠയും കൂടിയാകുമ്പോള്‍ ഉദ്ധാരണം നടക്കാതെ പോകുന്നു. ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ കൂടിയാകുമ്പോള്‍ ലൈംഗികജീവിതം പാടെ താറുമാറാകുന്നു. വ്യായാമവും നല്ല ഭക്ഷണക്രമവും ശീലമാക്കുക. സ്ത്രീകള്‍ക്ക് 35 വയസ്സു കഴിഞ്ഞാല്‍ സോയാവിഭവങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്താം. . വാര്‍ധക്യത്തിലെ സെക്‌സ്: ഗുണമോ ദോഷമോ? ബോയാ കാപ്‌സ സുസുൻ (ഗെയിം കാപ്‌സ ഇന്തോനേഷ്യ) ഗെയിം കാപ്സ നമ്പർ 1 സെ ഇന്തോനേഷ്യ! അയ്യോ ബെർമെയ്ൻ ബെർസമാ പെമൈൻ സെലുരുഹ് ദുനിയ! ബോയാ കിനി മെമ്പാവ കാപ്‌സ സുസുൻ കെ ലെവൽ ബെരികുട്ട്ന്യ! അയോ ബെരാഡു ഡെംഗൻ പെമെയ്ൻ സെലുരുഹ് ഇന്തോനേഷ്യ ഡാൻ ജഡില രാജ ഗെയിം ക്യാപ്സ. കാപ്സ സുസുൻ അദാലഹ് പെർമൈനൻ കാർട്ടു പോക്കർ ഡെംഗൻ ഗയ ഏഷ്യ യാങ് സെമാക്കിൻ ജനപ്രിയ ഡി ഇന്തോനേഷ്യ. സുസുൻ 13 കാർട്ടു ഡി ടംഗൻ ഉന്തുക് മെംഘാസിൽകൻ കോമ്പിനാസി ടെർബൈക്. മെയ്ൻകൻ കാപ്സ സുസുൻ ടെർബെസർ ഡി ഇന്തോനേഷ്യ, കുമ്പൽക്കൻ കോയിൻ ഡാൻ അഡു ഡെംഗൻ പെമെയ്ൻ കാപ്സ സെ-ഇന്തോനേഷ്യ ബെർബഗായ് ഇവന്റ് ദെംഗൻ ഹദീയാ ബെരാഗം ഇകുറ്റി ബെർബാഗൈ ഇവന്റ് യാങ് കാമി സെഡിയാകാൻ ഉന്തുക് കലിയൻ സെമുവ! മാരി ലെവതി ബെർബാഗൈ ഹരി-ഹരി രായ ഇന്തോനേഷ്യ ബെർസാമ സെലുരു പെമൈൻ ഡി ഇന്തോനേഷ്യ! അജാക് തേമാൻ കാമു മെയിൻ ബരെംഗ് മൗ മെയിൻ അന്തർ തേമാൻ അജാ? കിറ്റ സെഡിയാക്കൻ കോക്! ലെവതി വക്തു ബെർസാമ തേമാൻ ഡെംഗൻ ബെർബാഗൈ പെർമൈനൻ യാങ് അഡ ലോഗിൻ സെറ്റിയാപ് ഹരി ഡാൻ ദപത്കൻ ഹദിഅഹ്ന്യ, സെലെസൈകൻ ടുഗാസ് ഹരിയൻ ഡാൻ കുമ്പുൽകൻ ലെബിഹ് ബന്യാക് ലഗി! മെരാസ പെർലു റിഫ്രഷ്‌മെന്റ് യാങ് ലൈന്യ? മെയിൻ സജ ഗെയിം കാർട്ടു ലൈന്യ, സെലൈൻ ക്യാപ്‌സ ടെർസെഡിയ ജുഗ റെമി, കാങ്കുലൻ, കാതുർ ഡാൻ സിക്ബോ സിസ്റ്റം ബാരു! ടേൺമെൻ SNG സൗജന്യമായി ചേരുക, ദപത്കൻ റാങ്കിംഗിൽ ഹദീയാ മേവാ യാങ് ബെർലിമ്പാഹ്. ഷെയർ കെ തേമാൻ-ടെമാൻമു ദാൻ ജഡില ജുവാര! റാഞ്ചി ജാർഖണ്ഡിൽ സ്റ്റേഷൻ (Chaonpur police station) പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പലാമു ജില്ലയിലെ ചയോൻപൂർ പൊലീസ് സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് സംഭവം. ALSO READ: Article 370 ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്‌മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി മാലിന്യ കൂമ്പാരത്തിലേക്ക് പെട്രോൾ ഒഴിച്ച് സംസ്‌കരിക്കാൻ ശ്രമിക്കവെയാണ് സ്‌ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരെ മേദിനിരായ് മെഡിക്കൽ കോളജിൽ (Medinirai Medical College) പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ അറിയിച്ചു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെയാണെന്ന് ഋഷി ആരോപിച്ചു. കുഴപ്പണ വിവാദത്തിൽ അണികളെ വിശ്വാസത്തിലെടുക്കുന്നതിൽ ബിജെപി ജില്ലാ നേതൃത്വം പരാജയപ്പെട്ടു. അണികളുടെ ആശങ്ക ശ്രദ്ധയിൽപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തുന്നതായിരുന്നു ഋഷി പല്‍പ്പു പങ്കുവച്ച പോസ്റ്റ്. അതേസമയം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഋഷിയെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു. Also Read കൊടകര കുഴൽപ്പണക്കേസ്: ഏറ്റുമുട്ടിയ നാല് ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ ‍കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു. Also Read അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച CPM ലക്ഷദ്വീപ് സെക്രട്ടറിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI ലക്ഷദ്വീപ് പ്രസിഡന്‍റ് രാജിവെച്ചു Also Read ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റതിൽ പ്രതികരിച്ചാണ് ഋഷി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഋഷിയെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു ഞായറാഴ്ച, കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞു നടത്തിയ തർക്കത്തിനൊടുവിൽ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, കുഴൽപണവുമായി വന്ന സംഘത്തിനു ഹോട്ടൽ മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമെന്നു ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറി സതീഷ് പോട്ടോറിന്റെ മൊഴി. സതീഷ് പറഞ്ഞതനുസരിച്ചാണ് മുറി നൽകിയതെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴിയെടുത്തത്. Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Drowning ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് ഒന്നരവയസുകാരന്‍ മരിച്ചു Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് Fuel prices മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വില Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Thel movie ജാസി ഗിഫ്റ്റിന്റെ 'അഴകിയ പുതു മഴവിൽ' ഗാനവുമായി 'തേൾ' സിനിമ Dengue ഡെങ്കിപ്പനി ഭേദമായതിന് ശേഷം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കവർച്ച: 3 യുവാക്കള്‍ പിടിയിൽ ഓരോ ഏരിയകളും കണ്ടുവെച്ച് പരമാവധി സ്ഥാപനങ്ങളിൽ മോഷണം നടത്തി, മുതലുകളുമായി അന്ന് പുലർച്ചെ തന്നെ തമിഴ്നാട്ടിലേക്ക് മടങ്ങും തൃശ്ശൂർ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ എഴുപത്തിയഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും മോഷണമുതലുകൾ ആയ വിലകൂടിയ 55 ഓളം മൊബൈൽഫോണുകളും, ടാബുകളും കണ്ടെടുത്തു. ചോദ്യം ചെയ്തതിൽ പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ നിന്നും മോഷണം നടത്തിയവയാണ് ഇതൊക്കെയെന്ന് വ്യക്തമായി. പകൽസമയങ്ങളിൽ മൂന്നു ബൈക്കുകളിലായി വ്യാപാരസ്ഥാപനങ്ങളിൽ എത്തി നിരീക്ഷിച്ചശേഷം സ്ഥാപനങ്ങളുടെ ഷട്ടറിന് നടുവിൽ ലോക്ക് ഇല്ലാത്ത കടകൾ ഏതെന്നു മനസ്സിലാക്കി ഷട്ടറിന് നടുവില് പിടിയിൽ തുണി കെട്ടി വലിച്ച് വിടവ് ഉണ്ടാക്കി അകത്തു കയറി മോഷണം നടത്തുകയാണ് രീതി. ഓരോ ഏരിയകളും കണ്ടുവെച്ച് പരമാവധി സ്ഥാപനങ്ങളിൽ മോഷണം നടത്തി, മുതലുകളുമായി അന്ന് പുലർച്ചെ തന്നെ തമിഴ്നാട്ടിലേക്ക് മടങ്ങും ഇവരിൽ നിന്നും തിരുവില്ലാമലയിൽ നിന്നും മോഷണം നടത്തിയ മൊബൈൽ ഫോണുകളും ടാബുകളും കണ്ടെടുക്കുകയും തുടർന്ന് ചോദ്യം ചെയ്തതിൽ മണ്ണുത്തി, നടത്തറ,,പട്ടിക്കാട്, ആലത്തൂര് നെന്മാറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഇതേപോലെ 75ഓളം മോഷണങ്ങൾ നടത്തിയതായി ഇവർ സമ്മതിക്കുകയും ചെയ്തു. മോഷണമുതലുകൾ വിറ്റ് കിട്ടുന്ന തുക മയക്കുമരുന്നിനും, സ്ത്രീകൾക്കും ആയിട്ടാണ് ഇവർ കൂടുതലും ചെലവഴിച്ചിരുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ IPS ന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മാരായ ബിജോ അലക്സാണ്ടർ, അനീഷ് വി കോര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ പഴയന്നൂർ ഇൻസ്പെക്ടറായ J നിസാമുദ്ദീൻ,SI അജീഷ് A ഷാഡോ പോലീസ് അംഗങ്ങളായ ഗ്ലാഡ്സൺ രാജൻ M സുവ്രത കുമാർ NG, റാഫി PM, രാകേഷ്P, ഗോപാലകൃഷ്ണൻ Sr cpo മാരായ പഴനി സ്വാമി ജീവൻTV, ലിഗേഷ് M, വിപിൻ ദാസ്, പഴയന്നൂർ സ്റ്റേഷനിലെ എസ്ഐ സാബു, ASI പ്രദീപ് Sr cpo മാരായ ഗിരീഷ്,ബ്രിജേഷ്,ഷൈജു, മനു, സുബിൻ,ഡിജോ, പ്രസാദ് നജീഷ് എന്നിവരുമുണ്ടായിരുന്നു Omicron variant ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണം ഡൽഹി സർക്കാർ ഒമിക്രോൺ ഭീതി പടരുന്നതിനിടെ സിംബാബ്‌വെയിലുള്ള ആറ് ശ്രീലങ്കൻ താരങ്ങൾക്ക് കോവിഡ് Fuel prices മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വില Kerala Rains സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Thel movie ജാസി ഗിഫ്റ്റിന്റെ 'അഴകിയ പുതു മഴവിൽ' ഗാനവുമായി 'തേൾ' സിനിമ 1921 ഇപ്പോൾ വിശ്വഭാരതി സർ‌വ്വകലാശാലയുടെ ശാന്തിനികേതൻ കോളേജ് എന്നും അറിയപ്പെടുന്ന വിശ്വഭാരതി കോളേജ് ഇന്ത്യയിൽ ആരംഭിച്ചു. 1937 ന്യൂയോർക്കിനും ന്യൂജഴ്സിക്കുമിടയിൽ ലിങ്കൺ തുരങ്കം തുറന്നു 1942 രണ്ടാം ലോകമഹായുദ്ധം: അഡോൾഫ് ഹിറ്റ്ലർ വി -2 റോക്കറ്റ് ഒരു ആയുധമായി വികസിപ്പിക്കാനുള്ള ഉത്തരവ് നൽകുന്നു. 1947 ഇറ്റലിയിൽ മന്ത്രിസഭ ഭരണഘടന അംഗീകരിച്ചു. 1964 എസ്.ആർ 71 ബ്ലാക്ക് ബേഡ് ആദ്യമായി പറന്നു 2003 കാലിഫോർണിയയിലെ സാൻ സിമ്യോണിൽ വൻ ഭൂചലനം 2010 യു.എസ്. സൈന്യത്തിൽ പരസ്യമായി സേവിക്കുന്ന സ്വവർഗാനുരാഗികളെ നിരോധിക്കുന്ന 17 വർഷം പ്രായമുള്ള ചോദിക്കരുത്, പറയരുത് (Don't ask, don't tell) എന്ന നയം പ്രസിഡന്റ് ബറാക്ക് ഒബാമ ഒപ്പിട്ടു. കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവം (ഇറ്റ്ഫോക് 2020) തിങ്കളാഴ്ച തുടങ്ങും. 29 വരെ നടക്കുന്ന നാടകോത്സവത്തിൽ വിദേശത്തുനിന്നുള്ള നാടകങ്ങളുൾപ്പെടെ 19 നാടകങ്ങൾ അരങ്ങേറുമെന്ന് അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്ട്രേലിയ, യുകെ, ഇറാൻ, ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നായി ഏഴു നാടകങ്ങളും ദേശീയവിഭാഗത്തിൽ ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, ഗോവ, ജയ്പുർ, പുണെ എന്നിവിടങ്ങളിൽനിന്നായി ആറു നാടകങ്ങളുമുണ്ട്. ആറു മലയാള നാടകങ്ങളും അരങ്ങേറും. ബ്രസീലിലെ കംപാനിയ മുൻഗുസ തിയറ്ററിന്റെ സിൽവർ എപിഡെമിക് ആണ് ഉദ്ഘാടന നാടകം. മുരളി ഓപ്പൺ എയർ തിയറ്ററിൽ തിങ്കളാഴ്ച രാത്രി ഏഴിനാണ് അവതരണം. വൈകിട്ട് അഞ്ചിന് അക്കാദമി അങ്കണത്തിൽ മന്ത്രി എ കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടകോത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അമ്മന്നൂർ പുരസ്കാരം മുതിർന്ന നാടകനിരൂപക ശാന്ത ഗോഖലേക്കു മന്ത്രി സമ്മാനിക്കും. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിത അധ്യക്ഷയാകും. മന്ത്രി വി എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ എ സി മൊയ്തീൻ ഫെസ്റ്റിവൽ ബുള്ളറ്റിന്റെയും സി രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകത്തിന്റെയും പ്രകാശനം നിർവഹിക്കും. ഫെസ്റ്റിവൽ ഡയറക്ടർ അമിതേഷ് ഗ്രോവർ ആമുഖപ്രഭാഷണം നടത്തും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകമത്സരം: ‘ഇതിഹാസം’ മികച്ച നാടകം ദേശവും ഭാഷയും ആവിഷ്ക്കാരകലയിൽ: അന്തർദ്ദേശീയ സമ്മേളനം ചേര്‍ന്നു നൂറ്റമ്പതോളം കലാരൂപങ്ങളിൽ ‘മഴമിഴി’; കണ്ടത് കാൽക്കോടി വീട്ടിലെ അരങ്ങിൽ ‘സോറി’ പറഞ്ഞ് ഹരീഷ്‌ പേരടി 'അതിജീവനത്തിനായ് രംഗചേതന ലൈവ് 10-ാം ഭാഗം ഇന്ന് 5,000 രൂപവരെ കർഷക പെൻഷൻ ഡിസംബർ ഒന്നുമുതൽ അപേക്ഷിക്കാം ചരിത്രം തിരുത്തില്ല; കേന്ദ്രനിർദേശം കേരളം തള്ളും ഒമിക്രോണ്‍ ഭീതി അതിര്‍ത്തികള്‍ അടച്ചുപൂട്ടി രാജ്യങ്ങൾ ബ്രിട്ടനിൽ വീണ്ടും മാസ്‌ക്‌ കാടിനെ തൊട്ടറിഞ്ഞ്‌ ആനവണ്ടിയുടെ ജംഗിൾ സഫാരി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാൾ പിടിയിൽ "തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കണം’ മുംബൈയിൽ ആവേശം വിതച്ച്‌ കിസാൻ മസ്‌ദൂർ മഹാപഞ്ചായത്ത്‌ ചലഞ്ചർട്രോഫി ചലഞ്ചാക്കി കീർത്തി; ലക്ഷ്യം ഇന്ത്യൻ സീനിയർ ടീം യാത്രയ്‌ക്കിടെ യുവതിയെ ഉപദ്രവിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ ഐപിഎസ് ഓഫീസറുടെ "കള്ളക്കഥ'യുമായി മാധ്യമങ്ങൾ ലക്ഷ്യം സർക്കാർ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്നവരിൽ ഗുരുതര ലക്ഷണങ്ങൾ ഇല്ല സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് മുൻസീറ്റിൽ ശരത്തിന്റെ ക്ഷോഭം ഉയർന്നുപൊങ്ങി, കാറിനകത്ത്‌ ശബ്‌ദചോർച്ചകളുണ്ടായി. “എല്ലായ്‌പ്പോഴും സംഭവിക്കുന്നത്‌ ഇങ്ങിനെയൊക്കെയാണ്‌. ഒരു പ്രോഗ്രാം കഴിഞ്ഞിറങ്ങിവരുന്ന ആളുകൾ സംഘം ചേർന്ന്‌ അതേക്കുറിച്ച്‌ ചർച്ചചെയ്യുന്നു. കൂട്ടത്തിൽ ഏറ്റവും നന്നായി സംസാരിക്കുന്നയാൾ സ്വന്തം അഭിപ്രായങ്ങൾ സമർത്ഥിച്ച്‌ ജയിക്കുന്നു. ഒടുവിൽ ആ പരിപാടി അതിന്റെ യഥാർത്ഥസ്വഭാവത്തിൽ നിന്ന്‌ വിട്ടുമാറി, വാക്‌സാമർത്ഥ്യക്കാരന്റെ കാഴ്‌ചപ്പാടായി മറ്റുളളവരിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇതൊക്കെ…” മുമ്പെന്തോ പറഞ്ഞ്‌ നിർത്തിയതിന്റെ തുടർച്ചയാകണം അടുത്തിരുന്ന്‌ ശ്രീധരേട്ടൻ ഒക്കെയും തലയാട്ടി സമ്മതിക്കുന്നുണ്ട്‌. കയ്‌പുളള ഒരു ചിരി തികട്ടി സ്വന്തം കാഴ്‌ചപ്പാടുകൾ ഒരു സ്വേച്ഛാധിപതിയുടെ മുഷ്‌ക്കോടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കുന്ന ഒരാളാണ്‌ ഈ സംസാരിക്കുന്നത്‌. ശ്രീധരേട്ടനെങ്കിലും ശരത്ത്‌ പറയുന്നതിനെ ഒന്ന്‌ ഖണ്ഡിച്ചാലെന്താ. മൂത്ത അളിയനായിട്ടുകൂടി ശ്രീധരേട്ടനും ശരത്തിനെ ഭയപ്പെടുന്നു. അതുതന്നെ കാര്യം അല്ലെങ്കിൽത്തന്നെ എന്താണ്‌ ഖണ്ഡിച്ച്‌ സംസാരിക്കുക. ശരത്ത്‌ പറയുന്നതും വാസ്‌തവമല്ലാത്തതല്ലല്ലോ, അഥവാ വാസ്തവമില്ലാത്തതും എതിർക്കത്തക്കതുമായ എന്തെങ്കിലും ശരത്ത്‌ അഭിപ്രായപ്പെടാറുണ്ടോ. സ്വന്തമായി വരച്ചുണ്ടാക്കിയ നിയമാവലിക്കുളളിൽ ജീവിതം ജീവിച്ച്‌ തീർക്കുകയാണ്‌ ഈ മനുഷ്യൻ. ചതുരംഗക്കരുക്കൾപ്പോലെ നിശ്ചിതവും നിയമം തെറ്റിക്കാത്തതുമായ നീക്കങ്ങൾ പലതവണ ഓർത്തതാണ്‌ ബോദ്ധ്യപ്പെടുത്തണമെന്ന്‌. “ശരത്ത്‌ പ്ലീസ്‌, ഒരേ നിയമം എല്ലാവരിലും എല്ലായ്‌പ്പോഴും ഒരേ തരത്തിൽ പ്രയോഗിക്കുന്നത്‌ തീർത്തും ബോറാണ്‌. വ്യക്തികൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച്‌ കാരണങ്ങളും പ്രായോഗികതകളും മാറിക്കൊണ്ടേയിരിക്കുന്നുവെന്നത്‌ നിങ്ങൾ ഇനിയും മനസ്സിലാക്കാത്തതെന്താ. അതുമാത്രമല്ല…” തുടർന്നും വായിൽ തോന്നുന്നതൊക്കെ വിളിച്ച്‌ പറഞ്ഞ്‌ (ശരത്തിന്റെ ഭാഷയിൽ തോറ്റം പറച്ചിൽ) ശരത്തിന്റെ നാവ്‌ മുട്ടിക്കണമെന്നും കരുതിയതാണ്‌. ശാന്തമായ ഒരു വൈകുന്നേരം സങ്കീർണവും സംഘർഷപൂരിതവും ആക്കാമെന്നല്ലാതെ അതുകൊണ്ട്‌ വിശേഷിച്ചൊന്നും ഉണ്ടാകാനില്ല. ശരത്തിന്റെ സാമർത്ഥ്യമുളള നാവ്‌ നീണ്ട്‌ നീണ്ട്‌ എല്ലാ തേറ്റം പറച്ചിലുകളേയും മറികടന്ന്‌ എന്നെ ചുറ്റിവരിഞ്ഞ്‌ ശ്വാസം മുട്ടിക്കുമെന്നുളളത്‌ നിശ്ചയം. ദാമ്പത്യത്തിൽ സഹനമല്ല സൗഹൃദമാണ്‌ അഭികാമ്യമെന്ന്‌ ഇടയ്‌ക്കിടെ പൊതുസദസ്സുകളിൽ തട്ടിമൂളാറുളള ആളാണ്‌ ശരത്ത്‌. സ്വന്തം നിയമങ്ങളിൽ നിന്ന്‌ വ്യതിചലിക്കാത്ത കടുംപിടുത്തക്കാരനായ ഈ സ്വേച്ഛാധിപതിയെ മാറ്റിമറിക്കാനുളള മാന്ത്രികവിദ്യയൊന്നും എന്റെ കൈവശവുമില്ല. ഇതാ ഇതുതന്നെ നോക്കിയെ ഈ സാരി, ഇതെന്നെ എന്ത്‌ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നറിയാമോ. ശരത്തിന്റെ ശാസനമാണ്‌ ക്ഷേത്രസന്ദർശനങ്ങളിൽ സാരിമാത്രമേ ധരിക്കാവുളളു എന്നത്‌. ശരി, സമ്മതിക്കുന്നു. സാരി അണിയുന്നത്‌ സ്‌ത്രീകൾക്ക്‌ അഴകാണ്‌, ഐശ്വര്യമാണ്‌. ഇതും സമ്മതിക്കുന്നു. ചില ക്ഷേത്രങ്ങളിൽ സാരി പോലുളള വസ്‌ത്രങ്ങൾ ഉടുത്താൽ മാത്രമേ ശ്രീകോവിലിനകത്തെ ഈശ്വരനെ പ്രാർത്ഥിക്കാൻ സാധിക്കുകയുളളു. എന്നാൽ അതൊന്നുമല്ല ഇവിടെ പ്രശ്‌നം. ഞങ്ങളീപോകുന്ന അമ്പലത്തിലെ ദേവനോ ദേവപരിപാലർക്കോ അങ്ങിനെ യാതൊരു നിർബന്ധവുമില്ല. അവർക്കാർക്കും ഇല്ലാത്ത ശാഠ്യവും നിഷ്‌ഠയുമാണ്‌ ശരത്തിന്‌. ഉറങ്ങുമ്പോഴല്ലാതെ ഒരു നിമിഷവും ഒരിടത്ത്‌ അടങ്ങിയിരിക്കാത്ത ഒരൊന്നര വയസ്സുകാരി മോളുണ്ട്‌ എനിക്ക്‌. എനിക്ക്‌ എന്ന്‌ ഊന്നിപ്പറഞ്ഞത്‌ മനഃപ്പൂർവ്വമാണ്‌. അഴിഞ്ഞുപോയ ദുപ്പട്ട, പിൻ ചെയ്യാനായിപോലും ഒന്ന്‌ മോളെ കൈമാറി എടുക്കാത്ത ആളാണ്‌ ശരത്ത്‌ (ക്ഷമിക്കണം ഇതൊരു പരാതി പറച്ചിലല്ല ഈ പ്രായത്തിലുളള ഒരു കുഞ്ഞ്‌ വീട്ടിലുളളവർക്ക്‌ എന്റെ വിഷമം അല്പമെങ്കിലും ഊഹിക്കാനാവും. നാലഞ്ച്‌ സൂചിപ്പിന്നുകളും ശാരദേടത്തിയുടെ സഹായവും കൂടി ചേർത്തുകൊണ്ടാണ്‌ ഇതൊന്ന്‌ ദേഹത്ത്‌ ചുറ്റിയെടുത്തിരിക്കുന്നത്‌. ഞൊറികളെടുത്തപ്പോഴും പിൻ ചെയ്‌ത്‌ തന്നപ്പോഴുമൊക്കെ അവർ പിറുപിറുക്കുകയായിരുന്നു. “കല്ല്യാണം കഴിഞ്ഞ്‌ എട്ടുകൊല്ലമായി. രണ്ട്‌ കുട്ട്യോളായി ന്നിട്ടും സാരി ചുറ്റാനറിയില്ല്യാ പെണ്ണിന്‌.” (കല്ല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതുമാണോ സാരിയുടുക്കാൻ പഠിക്കുന്നതിന്റെ മാനദണ്ഡം മറുപടിയായി നനഞ്ഞ ഒരു പുഞ്ചിരി ഉതിർത്തിട്ടു. എന്നെയും കുഞ്ഞുങ്ങളെയും ശരത്ത്‌ പേർഷ്യയിലേക്ക്‌ ഒപ്പം കൂട്ടിയതിന്റെ പ്രതിഷേധം ഇങ്ങിനെയുളള അവസരങ്ങളിലെ പിറുപിറുക്കലുകളിലൂടെ ചോർത്തിത്തീർക്കുകയാണ്‌ അവർ. ഓരോ തവണയും അവധിക്കെത്തുമ്പോഴുളള തനിയാവർത്തനമായതുകൊണ്ട്‌ ഇതൊക്കെ ഇപ്പോൾ ഒരു ശീലമായിരിക്കുന്നു. പ്രതികരണശേഷിയുടെ മാപ്പിനി പൂജ്യത്തിൽവെച്ച്‌ തന്നെ ഒടിച്ച്‌ തന്നിട്ടുണ്ടല്ലോ ശരത്ത്‌. മുൻസീറ്റിലിപ്പോൾ അൽഗോറും ജൂനിയർ ബുഷും തിരഞ്ഞെടുപ്പ്‌ വിവാദങ്ങളും ഊതിപ്പെരുക്കുകയാണ്‌. ശ്രീധരേട്ടന്റെ ശബ്‌ദചീളുകളും തെറിച്ച്‌ വീഴുന്നുണ്ട്‌ ഇടയ്‌ക്കിടെ. ഭാഗ്യം അദ്ദേഹത്തിനും സ്വന്തമായി വാക്കുകളും ശബ്‌ദങ്ങളും ഉണ്ടായിരിക്കുന്നു. ശാരദേടത്തിയുടെ അത്യുജ്ജ്വല പ്രകാശത്തിൽ നിഷ്‌പ്രഭനാക്കപ്പെട്ട ഒരു പാവം ജീവി. ശരത്തിന്‌ അമ്മയുടെ സ്ഥാനത്താത്രേ ഏട്‌ത്തി. അതുകൊണ്ട്‌ എതിർവായ പാടില്ല. നാട്ടിലെത്തിയിട്ട്‌ ഒരാഴ്‌ചയാകുന്നു. ഇതുവരെയും വീട്ടിൽ ചെല്ലാനോ പപ്പയേയും മമ്മിയേയും കാണാനോ സാധിച്ചിട്ടില്ല. ദൂരയാത്രകളൊക്കെ ഒരാഴ്‌ചകഴിഞ്ഞിട്ട്‌ മതീന്ന്‌ ഏടത്തിയുടെ കല്പന. ഇന്നത്തെ ഈ യാത്ര വടക്കോട്ടായിരുന്നുവെങ്കിൽ ഈനേരം കൊണ്ടു വീട്ടിൽ എത്താമായിരുന്നു. അത്രേയുളളു കാര്യം. കഴിഞ്ഞ തവണ ചേട്ടന്റെ കല്ല്യാണത്തിന്റെ പിറ്റേന്നാണ്‌ ദുബായിലേക്ക്‌ തിരിച്ച്‌ പോയത്‌. പ്രിയച്ചേച്ചിയോട്‌ സ്വസ്ഥമായൊന്ന്‌ സംസാരിക്കാൻ കൂടി പറ്റിയിട്ടില്ല ഇതുവരെ. ഇനിയെന്നായിരിക്കുമോ ഏടത്തിയുടെ അനുവാദകടാക്ഷം ലഭിക്കുക. എന്നും രാത്രിയിൽ വീട്ടിലേക്ക്‌ ഫോൺ ചെയ്യുന്നതിന്‌ വിസമ്മതം കാട്ടാതിരിക്കുന്നത്‌ തന്നെ വലിയ ആശ്വാസം. തലയിലെ പേനുകൾ പോലെ ഫെമിനിസ്‌റ്റുകൾ നുരയ്‌ക്കുന്ന ഇക്കാലത്തും ഇത്രയും വിധേയത്വമുളള ഒരു സ്‌ത്രീയുണ്ടെന്ന്‌ അറിയുമ്പോൾ എന്താവും അവരുടെ പ്രതികരണം? എന്റെ കാര്യത്തിൽ എന്ത്‌ പരിഹാരം കണ്ടെടുക്കും അവർ. ശരത്തിനെ സമീപിച്ച്‌ ബോധവൽക്കരണം നടത്തുമോ. അതോ ശാരദേടത്തിയുടെ മുഖമടച്ച്‌ നാല്‌ പെടപെടച്ച്‌ മര്യാദ പഠിപ്പിക്കുമോ? ചിലപ്പോൾ ശരത്തിൽ നിന്നും വിവാഹമോചനവും ജീവനാംശവും പിടിച്ച്‌ വാങ്ങി എന്നെയും കുഞ്ഞുങ്ങളേയും വീട്ടിൽ കൊണ്ട്‌ ചെന്നാക്കുമായിരിക്കും. അതുമല്ലെങ്കിൽ എന്റെ ബുദ്ധിയെ കഴുകി വൃത്തിയാക്കി ശരത്തിനെതിരെ പടവാളെടുപ്പിക്കുമോ? ചുരുങ്ങിയ പക്ഷം ഇതിലേതെങ്കിലും ഒരു കാര്യമെങ്കിലും നടപ്പിലാക്കിയില്ലെങ്കിൽ സമൂഹത്തിൽ സ്‌ത്രീ പുരുഷസമത്വം നിലവിൽ വരുന്നതെങ്ങനെ. മുൻപ്‌ എപ്പോഴോ ഒരിക്കൽ എന്റെ ഒരു ഫെമിനിസ്‌റ്റ്‌ കൂട്ടുകാരി സംഭാഷണമദ്ധ്യേ ടെലിഫോണിൽ എന്നോട്‌ മുരണ്ടു. “നിങ്ങളെപ്പോലുളള സ്‌ത്രീകളാണ്‌ മെയിൽ ഷോവനിസ്‌റ്റുകളെ വളർത്തുന്നത്‌.” തുടർന്ന്‌ സംഭവിക്കുമായിരുന്ന സുദീർഘ പ്രഭാഷണം ഭയന്ന്‌ എനിക്ക്‌ മൗനം പരിചയായി മാറ്റേണ്ടിവന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരെ എനിക്ക്‌ വലിയ ബഹുമാനമാണ്‌. കരിപിടിച്ച അടുക്കള ചുമരുകൾക്കുളളിലും, വീട്ടു തുറുങ്കിലും അമർത്തപ്പെട്ട സ്‌ത്രീ സമൂഹത്തെ ഉദ്ധരിക്കാൻ ഇവർ വേദികളിലും സംഘടനകളിലും നക്ഷത്രഹോട്ടലുകളിലും ഘോരഘോരം പ്രസംഗിക്കുകയും പ്രഭാഷണം ചെയ്യുകയും സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുവല്ലോ. ഇങ്ങനെയൊരു കൂട്ടർ തങ്ങൾക്കുവേണ്ടി വാദിക്കുന്നതും പൊരുതി മുന്നേറുന്നതും തടവറ വർഗ്ഗം അറിയാതെ പോകുന്നത്‌ ഇവരുടെ അപരാധവുമല്ല. തിരഞ്ഞെടുപ്പ്‌ വൃത്താന്തങ്ങളും കടന്ന ശരത്ത്‌ ഇപ്പോൾ അമേരിക്ക ചന്ദ്രനിൽ നാട്ടിയ ദേശീയപതാകയുടെ യുക്തിഭദ്രത അളന്ന്‌ തിട്ടപ്പെടുത്തുകയാണ്‌. “വായു മണ്ഡലമില്ലാത്ത ചന്ദ്രനിൽ എവിട്‌ന്നാ കാറ്റുണ്ടാകുക?” ശരിയാണല്ലോ, കാറ്റില്ലാത്ത പ്രതലത്തിൽ എങ്ങിനെ പതാക ഇളകിപ്പറക്കുക. ഇതിന്റെ വിശദീകരണങ്ങൾ മോനുവിന്‌ വിവരിച്ച്‌ കൊടുക്കണം. സ്പെയ്‌സ്‌മായി ബന്ധപ്പെട്ട കാർട്ടൂണുകളിലും ടി.വി.പ്രോഗ്രാമുകളിലും അവൻ ഉത്സാഹപ്പെടുന്നത്‌ അടുത്തകാലത്ത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു. വിൻഡോ ഗ്ലാസ്സിലേക്ക്‌ മുഖം ചേർത്തുവെച്ച്‌ വെളിയിലെ കൗതുകങ്ങളിലേക്ക്‌ കണ്ണുകൾ അമർത്തിവെച്ചിരിക്കുകയാണ്‌ മോനു. താഴെ ചെറിയ ചെറിയ അലുക്കുകളുളള വെളളിപ്പാടമായി പുഴ, പാവം കുട്ടി. ഈ കാഴ്‌ചകളൊക്കെയും അവനെ വിസ്മയപ്പെടുത്തുന്നുണ്ടാവണം. നാടെന്നാൽ ഇതുപോലെത്തെ കൊച്ചുകൊച്ച്‌ വിസ്‌മയങ്ങളും വിചിത്രകൗതുകങ്ങളും നിറഞ്ഞ ഒരു സങ്കേതമായിട്ടാകും അവന്‌ അനുഭവപ്പെടുന്നുണ്ടാകുക. അത്ഭുതലോകത്തിലെ ആലീസിനെപ്പോലെ അവൻ ഓരോന്നും തൊട്ടും തലോടിയും വലിച്ച്‌ നീക്കിയും ആശ്ചര്യപ്പെട്ടും അത്‌ഭുതം കൂറിയുമൊക്കെയാവും ഓരോ അവധിക്കാലവും ഓർമ്മകളിൽ ചേർക്കുന്നത്‌. “അമ്മയുടെ കിറുക്ക്‌ സ്വഭാവങ്ങളൊക്കെ പകർത്തുന്നുണ്ട്‌ മകൻ. പച്ചത്തുളളന്റെയും പൂച്ചക്കുട്ടിയുടേയും പിന്നാലെയാണ്‌ സദാസമയവും.” “ചെക്കനിപ്പം മലയാളം മാത്രമേ സംസാരിക്കുന്നുളളൂ. നീ ശ്രദ്ധിക്കാഞ്ഞിട്ടാ ഇതൊക്കെ. ഇനി തിരിച്ച്‌ ചെന്നിട്ട്‌…” തിരിച്ച്‌ ചെന്നിട്ടുളള വിഷമങ്ങൾ സുവിക്തമാണ്‌. മുൻപ്‌ പലതവണ അറിഞ്ഞിട്ടുളളതാണ്‌ ഈ ഏഴുവയസ്സുകാരന്റെ ധർമ്മസങ്കടങ്ങൾ. ആദ്യകാലങ്ങളിൽ പല ഗെറ്റ്‌ ടുഗതറുകളിലും ചോക്കളേറ്റ്‌ കവിളുകളും മുന്തിരിക്കണ്ണുകളുമുളള ഞെണുങ്ങാണിക്കുഞ്ഞുങ്ങൾ വാ നിറയെ ഇംഗ്ലീഷുമായി അടുത്ത്‌ വന്ന്‌ കിലുങ്ങാറുണ്ട്‌. “ആന്റി സീ, അദ്വൈത്‌ ഈസ്‌ എൽഡർ ടു മി. സ്‌റ്റിൽ ഹി ഡസ്‌ന്റ്‌ സ്പീക്ക്‌ ഇംഗ്ലീഷ്‌.” “ലുക്ക്‌ ആന്റി, അദ്വൈത്‌ ഹാവ്‌ നോ മാനേഴ്‌സ്‌. സീ ഹൗ ഹി കവേഴ്‌സ്‌ ഹിസ്‌ ഫേസ്‌ വൈൽ സ്നീസിംഗ്‌.” (എന്റെ പാൽക്കട്ടിക്കുഞ്ഞേ തുമ്മൽ വരുമ്പോൾ അവൻ മുഖം മറയ്‌ക്കാതിരിക്കുന്നില്ലല്ലോ.) “സീ സീ, ഹൗ ഹി ക്യാച്ചസ്‌ ഹിസ്‌ നൈഫ്‌… ഹൗ ഹി ഹോൾഡ്‌സ്‌ ഹിസ്‌ ഫോർത്ത്‌….” “ആന്റി അദ്വൈത്‌ സ്വങ്ങ്‌സ്‌ ഹിസ്‌ ലെഗ്‌സ്‌ വൈൽ ഈറ്റിംഗ്‌….” “വരട്ടെ പിറ്റി! ആന്റി അദ്വൈത്‌ ഡസ്‌ന്റ്‌ നോ ഹൂയീസ്‌ പൊപ്പോയ്‌.” ദേ ഞെണുങ്ങാണി പിളേളരെ, നിങ്ങൾക്കറിയാത്ത പലകാര്യങ്ങളും അദ്വൈതിനറിയാം മനസ്സിലായോ. പൊപ്പോയും ചീപ്പ്‌ ആൻഡ്‌ ഡെയ്‌ലും കാർട്ടൂൺ കഥാപാത്രങ്ങളും മാത്രമല്ല ഈ ലോകത്ത്‌ ഉളളതെന്നും… മഹാരഥന്മാരായ പല വ്യക്തികളും, അവരുടെ പ്രയത്നങ്ങളും കൊണ്ടാണ്‌ നമ്മളിന്നിപ്പോൾ സസുഖം ജീവിക്കുന്നതെന്നും, നമ്മൾ ജീവിക്കുന്ന ഈ രാജ്യം കൂടാതെ ലോകത്തിൽ മറ്റുപല രാജ്യങ്ങളുണ്ടെന്നും… അങ്ങനെ ഒരു മഹാരാജ്യത്ത്‌ കേരളമെന്ന കൊച്ച്‌ ദേശമുണ്ടെന്നും…മുയൽക്കുട്ടിയും പൂച്ചയും തത്തയുമൊക്കെ വെറും കളിപ്പാട്ടങ്ങൾ മാത്രമല്ല ജീവനുളള മൃഗങ്ങളാണെന്നും… സിനിമയിൽ മാത്രമല്ല ജീവിതത്തിലും തോണിതുഴഞ്ഞ്‌ പുഴയ്‌ക്കക്കരെ എത്താമെന്നും, എന്നും… എന്നും…ഗ്രാന്റ്‌ പാരൻസ്‌ എന്നാൽ കാഴ്‌ചബംഗ്ലാവ്‌ സന്ദർശിക്കുന്ന ലാഘവത്തിൽ ഹോമേജിൽ പോയി “ഹായ്‌ ഹൗ ആർയു” എന്നന്വേഷിച്ച്‌ റെഡിമെയ്‌ഡ്‌ ചുംബനങ്ങളും നൽകി നിർമ്മരായി തിരിച്ച്‌ വരേണ്ടവരല്ല. മറിച്ച്‌ നിറയെ കുട്ടിക്കഥകളും സ്വപ്‌നങ്ങളുമായി കൊച്ച്‌ മക്കളെ കാത്തിരിക്കുന്ന സ്‌നേഹമാണെന്നും അവനറിയുന്നു. വാക്കുകളും ശബ്‌ദങ്ങളും ഊറ്റിയെടുത്ത നിസംഗത നിറഞ്ഞ പതിവ്‌ മറുപടിച്ചിരിയിൽ നിന്ന്‌ ഊർന്നിറങ്ങി അവർ മേശപ്പുറത്തെ ഫ്രഞ്ച്‌ ഫ്രൈയിലേക്കും ചോക്കളേറ്റ്‌ ഐസ്‌ക്രീമുകളിലേക്കും കയറിപ്പോയി. പാവം മോനു. എന്റെ നിർബന്ധമായിരുന്നു. വീട്ടിലും മലയാളിക്കുട്ടികളുടെ ഇടയിലും മാതൃഭാഷ തന്നെ സംസാരിക്കണമെന്ന്‌. അതുതന്നെ ശരത്തിന്റെ അസാന്നിധ്യത്തിൽ മാത്രം ഇടയ്‌ക്ക്‌ എപ്പോഴോ ശരത്തിന്റെ ക്ഷുഭിതമായ മുഖം കണ്ടതുപോലെ തോന്നിയിരുന്നു. മോനു വീണ്ടും എന്തോ വങ്കത്തരം കാട്ടിയിരിക്കണം. അല്ലെങ്കിൽ ഒരുപക്ഷെ പരാതി ചങ്ങലയുടെ മറ്റേ അറ്റം ശരത്തിന്റെ കാതിലും ചെന്ന്‌ മുട്ടിയിരിക്കണം. ഒരാഴ്‌ച നീണ്ട്‌ നിന്ന സങ്കീർണ സായാഹ്നങ്ങൾക്കകം ശരത്ത്‌ തന്നെ കാര്യങ്ങൾ വേണ്ടവിധം പരിഹരിച്ചു. “നോക്കൂ, ശരത്ത്‌ നമ്മുടെ ഭാഷ, സംസ്‌കാരം….” “ഈ സൈബർയുഗത്തിൽ അങ്ങിനെ വേറിട്ടൊരു സംസ്‌കാരത്തിന്‌ നിലനില്പില്ല മനസ്സിലായോ. എല്ലാ സംസ്‌കാരങ്ങളും കൂടിക്കലർന്ന്‌ പുതിയൊരു സംസ്‌കാരം. അതാണ്‌ ഇനി ഉണ്ടാകാൻ പോകുന്നത്‌. അതിനിടയിൽ ആർക്ക്‌ വേണം നിന്റെയീ സ്‌റ്റുപിഡ്‌ ലാംഗ്വേജ്‌.” പിന്നീടുണ്ടായ ഓരോ വിരുന്നിലും മോനു കൂടുതൽ മൗനിയും അന്തർമുഖനുമായി കാണപ്പെട്ടു. മുറിഞ്ഞുപോയ പരാതിക്കണ്ണികൾ കൂട്ടിചേർക്കാനായി കുഞ്ഞുവായിൽ നിറഞ്ഞ വർത്തമാനങ്ങളുമായി ഞെണുങ്ങാണിക്കുഞ്ഞുങ്ങൾ വീണ്ടും എന്നെ തേടിയെത്തി. “യൂ ബോത്ത്‌ ലുക്ക്‌സ്‌ വെരി സ്‌മാർട്ട്‌ ബട്ട്‌… വൈ ദിസ്‌ അദ്വൈത്‌ സോ ഡൾ. ഹി ലുക്ക്‌സ്‌ ടൂ ക്വയറ്റ്‌ ആൻഡ്‌ ഗ്ലൂമി.” എന്റെ കുഞ്ഞുങ്ങളെ നിങ്ങൾ മനസ്സിലാകുന്നവിധത്തിൽ ഇതിന്‌ മറുപടി തരാൻ എനിക്ക്‌ വശമില്ല. നിങ്ങൾ പാവക്കുട്ടികളല്ലേ. മമ്മിയും ഡാഡിയും ആഗ്രഹിക്കുമ്പോൾ ചിരിക്കാനും കരയാനും പാട്ട്‌ പാടിക്കാനും നൃത്തം വെപ്പിക്കാനും കീ കൊടുത്ത്‌ സെറ്റ്‌ ചെയ്‌തുവെച്ച സ്‌പ്രിങ്ങ്‌ പാവകൾ. നിങ്ങൾ വളർന്ന്‌ വലുതാവുമ്പോൾ നിങ്ങളുടെ വ്യക്തിത്വം ഒരു യന്ത്രപ്പാവയുടേതിൽ നിന്നും വ്യത്യസ്തമാവുന്നതെങ്ങനെ? കാറിനകത്ത്‌ ആകപ്പാടെ ഒച്ചപ്രളയം. ശരത്ത്‌ പതാകയുടെ എണ്ണവും നിറങ്ങളും വർദ്ധിപ്പിച്ചിരിക്കുന്നു. വിഷയം രാഷ്‌ട്രീയമായതുകൊണ്ടാവണം ശ്രീധരേട്ടനും ഉണർവിലാണ്‌. ഒരുപക്ഷെ ശ്രീധരേട്ടൻ തന്നെയാവണം ഈ വിഷയത്തിലേക്ക്‌ ആദ്യം വഴുതിവീണത്‌. മടിയിൽ മോൾ ഞെട്ടിയുണർന്ന്‌ കാലുകൾ കുടഞ്ഞ്‌ ചിണുങ്ങിക്കരയാൻ തുടങ്ങി. കഷ്‌ടം! ഇവർക്കൊരുത്തിരി പതുക്കെ സംസാരിച്ചാലെന്താ ദൈവമേ! മോളുണർന്നാൽ എന്റെ സാരി… ബാഗിൽ നിന്നും പാൽക്കുപ്പിയെടുത്ത്‌ ചുണ്ടിൽ തിരുകിവെച്ചുകൊടുത്തു. വിശപ്പ്‌ തുടങ്ങിയിട്ടുണ്ടാവും. വെളുപ്പിന്‌ ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്‌. കാറിനകത്ത്‌ ബഹളം ഒന്നുകൂടി വർദ്ധിക്കപ്പെട്ടു. ഡ്രൈവറും അവർക്കൊപ്പം ചേർന്നിരിക്കുന്നു. വിഷമദ്യദുരന്തത്തിൽ പിടിക്കപ്പെട്ട മദ്യലോബിയുമായി ഒരു മുൻമന്ത്രിക്കുളള ബന്ധമാണെന്ന്‌ തോന്നുന്നു തർക്കവിഷയം. പാൽ കുടിക്കുന്നത്‌ നിർത്തി മോൾ വീണ്ടും ഉറക്കത്തിലേക്ക്‌ തന്നെപോയി. കുപ്പി അടച്ച്‌ തിരികെ ബാഗിൽ നിക്ഷേപിച്ച്‌ മോളെ ഒന്നുകൂടി ദേഹത്തോട്‌ ചേർത്തു പിടിച്ചു. പിറകിലോട്ട്‌ ചാഞ്ഞു. കണ്ണുകൾ പാതിമാത്രം അടച്ചാണ്‌ അവൾ ഉറങ്ങാറുളളത്‌. നിന്റെ കണ്ണുകളാണ്‌ മനു ഇവൾക്ക്‌ കിട്ടിയിട്ടുളളത്‌. സ്വപ്നങ്ങളുടെ ഭാരത്തിൽ താഴേക്കൂർന്ന നീണ്ട വലിയ കണ്ണുകൾ ഈ യാത്ര നിന്റെ ക്ഷേത്രനഗരിയിലേക്കായിരുന്നിട്ടുകൂടി ഇത്രയും നേരം എന്റെ ചിന്തകളിൽ പെടാതെ നീ ഒളിച്ചു മാറിനിന്നതെന്തിനായിരുന്നു മനു) ഒരു സുരതത്തിന്റെ സഹായമില്ലാതെയാണ്‌ നിന്റെ കണ്ണുകളെ എന്റെ ഗർഭപാത്രം പകർത്തിയെടുത്തിരിക്കുന്നത്‌. ഈയിടെ എപ്പോഴോ വായിച്ച കഥയിലേതുപോലെ ആ സമയങ്ങളിൽ, ഞാൻ നിന്നെയായിരിക്കുമോ ധ്യാനിച്ചിട്ടുണ്ടാവുക. പക്ഷെ മനു, ഒരുമിച്ച്‌ പഠിച്ചിരുന്നപ്പോൾ നമ്മൾ നല്ല സുഹൃത്തുക്കൾപ്പോലും ആയിരുന്നില്ലല്ലോ. ദേരയിലെ ഒരു ഡിപ്പാർട്ട്‌മെന്റ്‌ സ്‌റ്റോറിൽ വർഷങ്ങൾക്കുശേഷം നിന്നെ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ അമ്പരപ്പ്‌ നിറഞ്ഞ ആഹ്ലാദം, നമ്മുടെ ഓരോ കൂടിക്കാഴ്‌ചയിലും നിലനിർത്താൻ നിനക്ക്‌ സാധിച്ചിരുന്നു. ഞങ്ങളുടെ കൊച്ചുഫ്ലാറ്റിൽ നീ വെളളിയാഴ്‌ച സന്ദർശകനായപ്പോൾ, പ്രാരാബ്‌ദങ്ങൾക്കിടയിലെവിടെയോ മറന്നുവെച്ച കവിത പൂപ്പൽപ്പാട്‌ നീക്കി നീ മിനുക്കിയെടുത്തപ്പോൾ, അതിന്റെ അവകാശം മുഴുവനും എനിക്കനുവദിച്ച്‌ തന്നപ്പോൾ,… അപ്പോഴൊക്കെയും ഉളളിൽ നിറഞ്ഞ്‌ നിന്നിരുന്ന പ്രണയം മറനീക്കി ഉതിർന്ന്‌ വീഴാതിരിക്കാൻ ഞാൻ അമർത്തിപ്പിടിക്കുകയായിരുന്നു എന്തുകൊണ്ടോ ശരത്തിനും നിന്നെ വളരെ ഇഷ്‌ടമായിരുന്നു. ആ മനുഷ്യനെ പൂർണ്ണമായും മനസ്സിലാക്കാൻ എനിക്കിനിയും സാധിച്ചിട്ടില്ല) ഇല്ല മനു, എന്റെ പ്രണയം ഞാൻ വെളിപ്പെടുത്തില്ല. നീ അതാഗ്രഹിക്കുന്നുവെങ്കിൽ കൂടി. ഞാൻ ഭയപ്പെടുന്നു. ശരത്തിനെ, സമൂഹത്തിനെ, എന്റെ കുഞ്ഞുങ്ങളെ. “ചേച്ചി മയക്കത്തിലാവൂന്ന്‌ കരുതിയാ മിണ്ടാതിരുന്നത്‌. ചേട്ടന്മാര്‌ ദാ അവിടെണ്ട്‌.” എതിർവശത്ത്‌ നിർത്തിയിട്ടിരുന്ന ലോറിയുടെ മറവിൽ ഒരു ചെറിയ തട്ടുകട. മുന്നിലെ കണ്ണാടിയിൽ നിന്നും രണ്ട്‌ ചെന്നായക്കണ്ണുകൾ എക്സറേ രശ്മികളായി വസ്‌ത്രപാളിക്കുളളിലെ മാംസത്തുടിപ്പുകൾ നുളളിപ്പറിക്കുന്നു. കണ്ണുകളിൽ അഗ്നി ആളിച്ച്‌ രൂക്ഷമായൊരു നോട്ടം കണ്ണാടിയിലേക്ക്‌ തൊടുത്തുവിട്ടു. അയാൾക്ക്‌ യാതൊരു കൂസലുമില്ല. പുഴുക്കൾ അരിച്ച്‌ നടക്കുന്നത്‌ പോലെ ഒരു ഞളുഞ്ഞളുപ്പ്‌ അനുഭവപ്പെടുന്നു. ശരത്തിനോട്‌ പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടാകാൻ ഇടയില്ല. “ചന്തം കാണുന്നേടത്ത്‌ ആണുങ്ങൾ ശ്രദ്ധിക്കും. നീയെന്താ വെണ്ണപ്പുല്ലാണോ അപ്പോഴേക്കും ഉരുകിത്തീരാൻ” വേണ്ടാ അത്‌ കേൾക്കാൻ വയ്യാ. ഭർത്താവിന്റെയും കുഞ്ഞുങ്ങളുടേയും ഒപ്പം സഞ്ചരിക്കുമ്പോൾപോലും ഒരു സ്‌ത്രീയുടെ മനസ്സ്‌ മാനഭംഗത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നില്ല. ദുർവിധിയാണിത്‌. പ്രതിഷേധിക്കാൻ ആഗ്രഹമില്ലാഞ്ഞല്ല. വളർന്ന്‌ വന്നിട്ടുളള ജീവിത സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച അമിത സദാചാരബോധത്തിനാലാവാം പ്രതികരണശേഷി മുനയൊടിക്കപ്പെട്ടിരുന്നു. വാർത്തുകഴിഞ്ഞ ലോഹവസ്‌തുക്കൾപ്പോലെ സ്വഭാവവും വ്യക്തിത്വവും ഉറച്ച്‌ കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്നുണ്ടെങ്കിൽ അതിതുമാത്രമായിരിക്കും. എന്റെ മോനുവിനെ മറ്റൊരു ശരത്താവാൻ അനുവദിക്കാതെ, മോൾക്ക്‌ എന്റെയും ശാരദേടത്തിയുടേയും പ്രതിരൂപം നൽകാതെ ഈ തലമുറയുടെ ദുര്യോഗങ്ങളും ദൗർഭാഗ്യങ്ങളും ഒന്നും അടുത്ത തലമുറയിലേക്ക്‌ സംക്രമിക്കാതിരിക്കാൻ ശ്രദ്ധിക്കാം. കൃഷ്‌ണമണികളെ കൺപോളകൾക്കുളളിൽ ഒളിപ്പിച്ച്‌ പരിസരം മുഴുവൻ ഇരുട്ടിലേക്ക്‌ എറിഞ്ഞ്‌ അറിഞ്ഞുകൊണ്ടുതന്നെ ഒരൊട്ടകപ്പക്ഷിയായി മാറി. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം നമ്മോട് അന്യായപ്പെടാഞ്ഞു" എന്നു പറക മാത്രം ഉണ്ടു. അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരിച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്തു കൊടുക്ക ചെയ്തതു. അഹിഛത്രത്തിലിരുന്നു ൧൪ ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു; അത് ഇന്നും വിരുത്തിവൃത്തിഎന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്കു തന്നെ എന്നു കല്പിച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം. രാജാവിന്നു അരയിരിക്ക സ്ഥാനവും കൊടുത്തു; അല്ലൂർ കൊടുങ്ങല്ലൂർ പെരുങ്കോവിലകം എന്നു കല്പിച്ചു. കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പിടിച്ചു പല സമയവും സത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരുത്തിയും കല്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം തീർത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം എന്നു കല്പിച്ചു, പന്തീരാണ്ടു വാഴുവാൻ കേയപ്പെരുമാളെ കൈപിടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി 1]൪൯൪൧ കലി, ൨൧൬ ക്രിസ്താബ്ദം. ആ പെരുമാൾ ൮ സംവത്സരം ൪ മാസവും നാടു പരിപാലിച്ചശേഷം ആ പെരുമാളുടെ സ്വർഗ്ഗാരോഹണം പന്തീരാണ്ടു ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:48, 16 ഓഗസ്റ്റ് 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നമ്മളെ എതിർക്കുന്നവരേയോ അല്ലെങ്കിൽ നമുക്ക് ദോഷം ചെയ്യുന്നവരേയോ നശിപ്പിക്കാനോ അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനോ വേണ്ടി മാത്രം ചെയ്യേണ്ട ഒരു കർമ്മമല്ല ശത്രു സംഹാരപൂജ. നമ്മുടെ ഉള്ളിൽ തന്നെയുള്ള ദുഷ്ചിന്തകളെ അകറ്റുന്നതിനു വേണ്ടിയും കൂടി ചെയ്യുന്ന പൂജാവിധിയാണ് ഇത്. മറ്റാർക്കെങ്കിലും നമ്മളോടോ ശത്രുതയുണ്ടെങ്കിൽ ആ ശത്രുതയെ വേരോടെ പിഴുതു കളയുന്നതിനായാണ് ക്ഷേത്രങ്ങളിൽ ശത്രു സംഹാര പൂജയും ശത്രു സംഹാര പുഷ്പാജ്ഞലിയുമെല്ലാം നടത്തുന്നത്. അതല്ലാതെ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടിയുള്ളതല്ല ഈ കർമം അത്തരം ദുഷ്ക്കർമങ്ങൾക്കായുള്ള കർമങ്ങൾ ഒന്നും ക്ഷേത്രങ്ങളിൽ ചെയ്യാറില്ല) യൂറോപ്യൻ രാജ്യങ്ങളിലെയും യുഎസിലെയും ഹോങ്കോംഗ് സ്ഥിരതയുള്ള എയർഫ്രൈറ്റ് സ്രോതസ്സുകളുമായും ലോകത്തെ പ്രമുഖ ലോജിസ്റ്റിക് കൊറിയറുകളുമായും സഹകരിക്കുന്നതിലൂടെ, ഡിഡിപി (ഡിക്ലെയർ ഡ്യൂട്ടി പെയ്ഡ്) മോഡിലെ കോമ്പിനേഷൻ എക്സ്പ്രസ്, പോസ്റ്റൽ സേവനമാണ് സൺസൺ എക്സ്പ്രസ് ഡയറക്ട് ലൈൻ. ഞങ്ങൾ എല്ലാ ദിവസവും ഹോങ്കോങ്ങിൽ നിന്ന് ലക്ഷ്യസ്ഥാന ഗേറ്റ്‌വേയിലേക്ക് നേരിട്ട് ഫ്ലൈറ്റ് പ്രയോഗിക്കുകയും അതേ ദിവസം ഇഷ്‌ടാനുസൃത ക്ലിയറൻസ് നേടുകയും ചെയ്യുന്നു. ഇത് വിമാന ചരക്കുകളുടെ 100% പൂർണ നിയന്ത്രണമാണ്, അവസാന മൈൽ ഡെലിവറി ലഭ്യമാണ്, ഇത് ഫാസ്റ്റ് ഡെലിവറിയുള്ള സാമ്പത്തിക പരിഹാരമാണ്, ഇത് പ്രധാനമായും ഇ-കൊമേഴ്‌സ് പാക്കേജുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ചൈനയിൽ നിന്ന് ബ്രസീലിലേക്ക് ഷിപ്പിംഗ് പൂർത്തീകരണം ഉയർന്ന നിലവാരമുള്ള ഹോങ്കോംഗ് ഫ്ലൈറ്റ് റിസോഴ്സുകളും ബ്രസീലിയൻ പോസ്റ്റൽ സേവനവും സൺസന്റെ ബ്രസീൽ സ്പെഷ്യൽ ലൈൻ സംയോജിപ്പിക്കുന്നു, ഇത് ബ്രസീലിനായി ചെലവ് കുറഞ്ഞ ഷിപ്പിംഗ് തിരഞ്ഞെടുപ്പാണ്. ഗതാഗത വേഗതയും ഡെലിവറി നിരക്കും കണക്കിലെടുത്ത് ഇത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, മാത്രമല്ല മുഴുവൻ പ്രക്രിയയിലും പാക്കേജ് ട്രാക്കുചെയ്യാനാകും. ബ്രസീലിലേക്കുള്ള ഷിപ്പിംഗിനുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണിത്. (പ്രവൃത്തി ദിവസങ്ങൾ) സ്വീകരിച്ച ഇനങ്ങൾ ബാധകമായ പ്രഖ്യാപിത മൂല്യം ലിക്വിഡ് മേക്കപ്പ് ഷിപ്പിംഗ് പ്രഖ്യാപിത മൂല്യം US 50USD ഡ്യൂട്ടി, വാറ്റ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഷിപ്പിംഗ് പൂർത്തീകരണം ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള വേഗമേറിയതും ചെലവ് കുറഞ്ഞതുമായ ഗതാഗത പരിഹാരങ്ങൾ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനായി, സൺ‌സന്റെ യു‌എസ് ലൈൻ മെയിൻ‌ലാൻ‌ഡ് ചൈനയിലെയും ഹോങ്കോങ്ങിലെയും ഉയർന്ന നിലവാരമുള്ള ഷിപ്പിംഗ് വിഭവങ്ങളും ഒപ്പം ഡി‌എച്ച്‌എൽ, യു‌എസ്‌പി‌എസ് ടെർമിനൽ ഡെലിവറി, ഫാസ്റ്റ് കസ്റ്റംസ് ക്ലിയറൻസ് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്നു. ഗതാഗത സമയക്രമത്തെ വളരെയധികം മെച്ചപ്പെടുത്തുകയും ഗതാഗത ചെലവ് കുറയ്ക്കുകയും ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓർഡർ നൽകിയ ശേഷം ട്രാക്കിംഗ് വിവരങ്ങൾ ലഭ്യമാണ്, കൂടാതെ മുഴുവൻ പ്രക്രിയയും ട്രാക്കുചെയ്യുന്നു. ഇതിന് ബാറ്ററി ഉൽപ്പന്നങ്ങളും ദ്രാവക ഉൽപ്പന്നങ്ങളും സ്വീകരിക്കാൻ കഴിയും. ഉയർന്ന മൂല്യമുള്ളതും സമയ-സെൻ‌സിറ്റീവ് ഉൽ‌പ്പന്നങ്ങളും കൈമാറുന്നതിന് ഇത് അനുയോജ്യമാണ്. (പ്രവൃത്തി ദിവസങ്ങൾ) സ്വീകരിച്ച ഇനങ്ങൾ ബാധകമായ പ്രഖ്യാപിത മൂല്യം യുഎസ്-എക്സ്പ്രസ് 9 14 പൊതു ഷിപ്പിംഗ് ലിക്വിഡ് മേക്കപ്പ് ഷിപ്പിംഗ് പ്രഖ്യാപിത മൂല്യം US 800USD ഡ്യൂട്ടി, വാറ്റ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു ചൈനയിൽ നിന്ന് ഇസ്രായേലിലേക്ക് ഷിപ്പിംഗ് പൂർത്തീകരണം ഉയർന്ന നിലവാരമുള്ള ഹോങ്കോംഗ് വ്യോമയാന വിഭവങ്ങളും ഇസ്രായേലിലെ പ്രാദേശിക എക്സ്പ്രസ് സേവനവും സൺസന്റെ ഇസ്രായേൽ പ്രത്യേക ലൈനിൽ സംയോജിപ്പിക്കുന്നു. ലൈൻ സ്ഥിരതയുള്ളതാണ്. ഡെലിവറിക്ക് ശേഷം, ട്രാക്കിംഗ് നമ്പർ ഉടൻ നൽകുന്നു. മുഴുവൻ പ്രോസസ്സ് ട്രാക്കിംഗ് ഉറപ്പുനൽകുന്നു. വില അനുകൂലവും ഡെലിവറി നിരക്ക് ഉയർന്നതുമാണ്. നിങ്ങൾക്ക് വേഗതയേറിയതും സാമ്പത്തികവുമായ ഗതാഗത അനുഭവം നൽകുന്നതിന്, ചൈനയിൽ നിന്ന് ഇസ്രായേലിലേക്കുള്ള നിങ്ങളുടെ മികച്ച ചോയിസാണ് ബാറ്ററി ഉൽപ്പന്നങ്ങൾ, ദ്രാവക ഉൽപ്പന്നങ്ങൾ എന്നിവ സ്വീകരിക്കുന്നത്. (പ്രവൃത്തി ദിവസങ്ങൾ) സ്വീകരിച്ച ഇനങ്ങൾ ബാധകമായ പ്രഖ്യാപിത മൂല്യം ലിക്വിഡ് മേക്കപ്പ് ഷിപ്പിംഗ് പ്രഖ്യാപിത മൂല്യം US 75USD ഡ്യൂട്ടി, വാറ്റ് എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു ചൈന ടു ബ്രസീൽ ഡയറക്ട് ലൈനുകൾ ഒരുതരം പോസ്റ്റ് സർവീസ് ഡയറക്ട് ലൈൻസ് എക്സ്പ്രസ് നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക ചൈന വെയർഹ house സ് സേവനം നിങ്ങളുടെ സ്വന്തം എക്സ്പ്രസ് അക്ക with ണ്ട് ഉള്ള കപ്പൽ വളരെ ചെലവേറിയതാണോ? പിന്നെ എന്തിനാണ് ഞങ്ങളുടെ വോളിയം ഉപയോഗിച്ച് അയയ്ക്കാത്തത്? ഡിഎച്ച്എൽ, യുപിഎസ്, ഇ എം എസ് തുടങ്ങിയ എക്സ്പ്രസ് സേവനം ഞങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ നൽകുന്നു. സാമ്പത്തിക നിരക്കിൽ വേഗത്തിൽ വിതരണം ചെയ്യുക, നിങ്ങൾ അത് ഉപയോഗിക്കാൻ അർഹരാണ്. ലോകപ്രശസ്ത തപാൽ, ലോജിസ്റ്റിക് ഗ്രൂപ്പായ ഡച്ച് പോസ്റ്റ് ഡിഎച്ച്എല്ലിന്റെ അനുബന്ധ സ്ഥാപനമാണ് ഡിഎച്ച്എൽ. ഇതിൽ പ്രധാനമായും ഇനിപ്പറയുന്ന ബിസിനസ്സ് യൂണിറ്റുകൾ ഉൾപ്പെടുന്നു: ഡിഎച്ച്എൽ എക്സ്പ്രസ്, ഡിഎച്ച്എൽ ഗ്ലോബൽ ഫോർവേഡിംഗ്, ഫ്രൈറ്റ്, ഡിഎച്ച്എൽ സപ്ലൈ ചെയിൻ. 1969 ൽ, സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഹോണോലുലുവിലേക്കുള്ള ആദ്യത്തെ എക്സ്പ്രസ് ഡെലിവറി റൂട്ട് ഡിഎച്ച്എൽ തുറന്നു. അതിനുശേഷം, അത് അതിശയകരമായ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ ആഗോള എക്സ്പ്രസ് ഡെലിവറി വ്യവസായത്തിൽ ഒരു മാർക്കറ്റ് ലീഡറായി മാറി. 120,000 ലധികം ലക്ഷ്യസ്ഥാനങ്ങൾ (പ്രധാന തപാൽ ഏരിയ കോഡ് ഏരിയകൾ) ഉൾക്കൊള്ളുന്ന ലോകത്തെ 220 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഇത് അയയ്ക്കാനും കോർപ്പറേറ്റ്, സ്വകാര്യ ഉപഭോക്താക്കൾക്ക് കൊറിയർ, കൊറിയർ സേവനങ്ങൾ നൽകാനും കഴിയും. ഇത് ഒരു പ്രമാണമോ പാക്കേജോ ആകട്ടെ, അത് അതേ ദിവസം തന്നെ വിതരണം ചെയ്താലും സമയപരിധിക്കുള്ളിലോ പരിമിതമായ ദിവസത്തിനുള്ളിലോ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സേവനങ്ങൾ നൽകാൻ ഡിഎച്ച്എൽ ഇന്റർനാഷണൽ എക്സ്പ്രസിന് കഴിയും. വില ന്യായയുക്തവും ഡെലിവറി വേഗതയുള്ളതുമാണ്. ഇത് നിങ്ങളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര എക്സ്പ്രസ് സേവനമാണ്. യു‌പി‌എസ് ഇന്റർനാഷണൽ എക്സ്പ്രസ് അമേരിക്കയിൽ സ്ഥാപിതമായതും ലോകത്തിലെ ഏറ്റവും വലിയ പാർ‌സൽ ഡെലിവറി കമ്പനിയുമാണ്. ആഗോള ബിസിനസ് വികസനത്തിന് പിന്തുണ നൽകാൻ ഇത് പ്രതിജ്ഞാബദ്ധമാണ്. പ്രൊഫഷണൽ ഗതാഗതം, ലോജിസ്റ്റിക്സ്, ഇ-കൊമേഴ്‌സ് സേവനങ്ങൾ എന്നിവയുടെ മുൻ‌നിര ദാതാവ് കൂടിയാണ് ഇത്, 220 ലധികം രാജ്യങ്ങൾക്കും മേഖലയ്ക്കും സേവനം നൽകുന്നു, നിങ്ങൾക്ക് ഉയർന്ന നിലവാരമുള്ളതും വേഗതയേറിയതുമായ എക്സ്പ്രസ് സേവനം നൽകുന്നു. ഫെഡെക്സ് സേവനത്തെ മുൻ‌ഗണന തരം (ഐ‌പി ഇക്കോണമി തരം (ഐ‌ഇ മുൻ‌ഗണന (ഐ‌പി) എക്സ്പ്രസ് സേവനം: റഫറൻസ് സമയം 2-5 പ്രവൃത്തി ദിവസങ്ങൾ, ഇക്കോണമി (ഐ‌ഇ) എക്സ്പ്രസ് സേവനം: റഫറൻസ് സമയം 3-7 പ്രവൃത്തി ദിവസങ്ങൾ, ഇത് ലോകത്തെ ഏറ്റവും വലിയ എക്സ്പ്രസ് ഡെലിവറി കമ്പനി, ലോകത്തെ 220 ലധികം രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കും സേവനം നൽകുന്നു. ഇത് വിശാലമായ, സുരക്ഷിതവും വിശ്വസനീയവും, വേഗതയേറിയതും, വീടുതോറുമുള്ള അന്താരാഷ്ട്ര എക്സ്പ്രസ് സേവനമാണ്. ഉയർന്ന മൂല്യമുള്ളതും സമയ-സെൻ‌സിറ്റീവ് കയറ്റുമതിയും എത്തിക്കുന്നതിന് ഇത് അനുയോജ്യമാണ്, മാത്രമല്ല വേഗതയേറിയതും വിശ്വസനീയവുമായ എക്സ്പ്രസ് സേവനങ്ങൾ നൽകുന്നു. ഒരുതരം പോസ്റ്റ് സർവീസ് ഡയറക്ട് ലൈൻസ് എക്സ്പ്രസ് നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക ചൈന വെയർഹ house സ് സേവനം Categories Select Category BJP വാർത്തകൾ /നിലപാടുകൾ Congress/UDF വാർത്തകൾ /നിലപാടുകൾ LDF വാർത്തകൾ/നിലപാടുകൾ Uncategorized അന്തർദേശീയ വിഷയങ്ങൾ ഇന്ധനവില -fuel price ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം) ദേശീയ വിഷയങ്ങൾ രക്തസാക്ഷികൾ വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ വിവാദങ്ങൾ /വിശദീകരണങ്ങൾ വ്യാജ വാർത്തകൾ സ്ത്രീ ശാക്തീകരണം ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍ ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള Read more… Latest News എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന-സേവന നിലവാരം ഉയര്‍ത്താന്‍ 100 ദിന കര്‍മപരിപാടിയുമായി ടാറ്റ ഗ്രൂപ്പ് വില വര്‍ധനവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്, ഹോണ്ട, റെനോ എന്നിവര്‍ റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനം ഡിസംബര്‍ എട്ടിന്; നിരക്കുകള്‍ കൂട്ടുമോ? ടാലന്റ് എഡ്ജിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി അപ്ഗ്രാഡ്; ഇടപാട് 400 കോടി രൂപയുടേത് ഒമിക്രോണ്‍ വ്യാപനഭീതി; സൂചികകള്‍ നഷ്ടത്തില്‍ കെയ്ന്‍ എനര്‍ജി പിഎല്‍സി പേരുമാറ്റുന്നു; ഇനി കാപ്രിക്കോണ്‍ ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ കെയ്ന്‍ എനര്‍ജി പിഎല്‍സി പേരുമാറ്റത്തിന് ഒരുങ്ങുന്നു. കാപ്രിക്കോണ്‍ എനര്‍ജി പിഎല്‍സി എന്നാണ് പുതിയ പേര്. ഡിസംബര്‍ 31ന് പുതിയ പേര് നിലവില്‍ വരും. കമ്പനിയുടെ ഇന്ത്യന്‍ സ്ഥാപനമായ കെയ്ന്‍ ഇന്ത്യയെ 2011ല്‍ വേദാന്ത ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. അന്ന് കെയ്ന്‍ എന്ന ബ്രാന്‍ഡ് ഉപയോഗിക്കാനും വേദാന്ത ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. 2018ല്‍ വേദാന്ത ലിമിറ്റഡിനോട് ലയിപ്പിച്ചപ്പോള്‍ പേര് കെയ്ന്‍ ഓയില്‍& ഗ്യാസ് എന്നാക്കിയിരുന്നു. പേര് മാറ്റം നിലവില്‍ വരുന്നതോടെ കെയ്ന്‍ ബ്രാന്‍ഡ് പൂര്‍ണമായും വേദാന്ത ഗ്രൂപ്പിന് മാത്രമായി സ്വന്തമാകും. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള നികുതി തര്‍ക്കം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെയ്ന്‍ എനര്‍ജി പിഎല്‍സി 79,000 കോടി രൂപ ഇന്ത്യ നഷ്ടപരിഹാരമായി നല്‍കുന്നതോടെ സര്‍ക്കാരിനെതിരായ എല്ലാ വ്യവഹാരങ്ങളും അവസാനിപ്പിക്കുമെന്ന് നവംബര്‍ മൂന്നിന് കമ്പനി അറിയിച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയായ കെയ്ന്‍, ഇന്ത്യന്‍ ഉപസ്ഥാപനമായ കെയ്ന്‍ ഇന്ത്യയ്ക്ക് 2006ല്‍ ഓഹരികള്‍ കൈമാറിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതില്‍ കെയ്ന് അനുകൂലമായി രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധി പറയുകയായിരുന്നു. അമ്മേ നീ കടലാണ് നീയെൻ മാധവ മാസ വിഭാതസുഗന്ധം നീയെൻ പഞ്ചമരാഗമരാളഹൃദന്തം നീയെൻ ഇന്ദ്രിയ മഞ്ജരി! എന്നുടെ ജാതക ദേവനമെഴു more Previous Previous post: കെ. സുരേന്ദ്രന്റെ സഹോദരന്‍ പരാജയപ്പെട്ടു Next Next post: തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോൺഗ്രസിൽ കലാപം, എല്ലാ അമ്പുകളും മുല്ലപ്പള്ളിക്ക്‌ നേരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… കഞ്ഞിക്കില്ലാത്തവരെ സസ്‍പെന്‍ഡ് ചെയ്യാന്‍ പറഞ്ഞ 'സാഹസിക' ഡ്രൈവറുടെ ലൈസന്‍സും തെറിച്ചേക്കും! നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പൂഞ്ഞാറില്‍ (Poonjar) ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി (KSRTC Bus) ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. പൂഞ്ഞാര്‍ (Poonjar) സെന്റ് മേരീസ് പള്ളിയുടെ (Poonjar St Marys Church) മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് (KSRTC Bus) വെള്ളക്കെട്ടില്‍ മുങ്ങിയത്. ഈ സംഭവത്തിൽ ഡ്രൈവര്‍ ജയദീപിനെ കെഎസ്‍ആര്‍ടിസി നേരത്തെ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. എന്നാല്‍ നടപടി സസ്‍പെന്‍ഷനില്‍ ഒതുങ്ങില്ലെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും തെറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജയദീപിന്‍റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ മോട്ടോർ വാഹനവകുപ്പ്. ജയദീപ് രണ്ടാഴ്‍ചയ്ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോർ വാഹന വകുപ്പ് 184 ആം വകുപ്പ് പ്രാകാരമാണ് നടപടി. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനാണ് ഇയാളെ നേരത്തെ സസ്പെന്‍റ് ചെയ്‍തത്. ഗതാഗതമന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നായിരുന്നു ഈ നടപടി. എന്നാല്‍ തന്നെ സസ്‍പെന്‍ഡ് ചെയ്‍ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ രംഗത്തെത്തിയിരുന്നു. തന്‍റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാള്‍ കഴിഞ്ഞദിവസങ്ങളില്‍ ഇതുസംബന്ധിച്ച് പങ്കുവച്ചത്. ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന തന്നെ സസ്പെന്‍ഡ് ചെയ്‍ത് സഹായിക്കാതെ വല്ല കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെയും പോയി സസ്‍പെന്‍ഡ് ചെയ്യുക, ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ, ഞാൻ വീട്ടുകാര്യങ്ങൾ നോക്കി കള്ളുാഷാപ്പില്‍ പോയി സുഖിച്ച് വിശ്രമിക്കട്ടെ തുടങ്ങിയായിരുന്നു ഇയാളുടെ പരിഹാസങ്ങള്‍. പിന്നാലെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍ ചെയ്‍ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന്‍ തബല എടുത്ത് പെരുക്കിയപ്പോള്‍ എന്ന കുറിപ്പോടെ തബല കൊട്ടുന്ന വീഡിയോയും ഇയാള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍തിരുന്നു. ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിച്ച് ബിഎംഡബ്ല്യു Hyundai Ioniq 5 2022-ലെ ജർമ്മൻ കാർ ഓഫ് ദ ഇയർ പുരസ്‌കാരം സ്വന്തമാക്കി ഹ്യൂണ്ടായ് അയോണിക്ക് 5 Mahindra മഹീന്ദ്രയുടെ ഇലക്ട്രിക് XUV300 ന് XUV400 എന്ന് പേരിട്ടേക്കും Bimota KB4 ബിമോട്ട KB4 അവതരിപ്പിച്ചു Royal Enfield തായ്‌ലൻഡിൽ അസംബ്ലിംഗ് പ്ലാന്‍റ് തുറന്ന് റോയൽ എൻഫീൽഡ് ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിച്ച് ബിഎംഡബ്ല്യു M LAL Cineplex: ഷൊര്‍ണൂര്‍ മേളം തിയറ്റർ ഇനി 'എം ലാല്‍ സിനിപ്ലക്സ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ kirtilals കീർത്തിലാൽസ് സവിശേഷ ശേഖരമായ ദി ആൽക്കെമിസ്റ്റ് കൊച്ചിയിൽ അവതരിപ്പിക്കുന്നു Medical College അംഗീകാരം ഉറപ്പിക്കാൻ സ്ഥലമാറ്റ നാടകം; പ്രതിഷേധവുമായി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ കൊവിഡ് ധനസഹായം: കേരളത്തിനേക്കാൾ മികച്ചത് ഗുജറാത്ത് വെബ്സൈറ്റെന്ന് കേന്ദ്രം, തിരിച്ചടിച്ച് സുപ്രീം കോടതി അവകാശ സർട്ടിഫിക്കേറ്റ് നൽകിയിട്ടും ഭർത്താവിന്റെ പണം നൽകുന്നില്ല; ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ പണം നൽകണമെങ്കിൽ 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട്: തഹസിൽദാർ നൽകിയ അവകാശ സർട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടും മരിച്ചുപോയ ഭർത്താവിന്റെ അക്കൌണ്ടിലുണ്ടായിരുന്ന പണം ഭാര്യക്ക് നൽകാത്ത ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (കോഴിക്കോട്) കണ്ണൂർ റോഡ് മാനേജർക്കെതിരെയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് രജിസ്റ്റർ ചെയ്തത്. പണം നൽകണമെങ്കിൽ 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. അവകാശ സർട്ടിഫിക്കേറ്റ് ഹാജരാക്കിയിട്ടും ജാമ്യക്കാരെ ആവശ്യപ്പെടുന്ന ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് കമ്മീഷൻ എസ് ബി ഐ കണ്ണൂർ റോഡ് ബ്രാഞ്ച് ചീഫ് മാനേജർക്ക് നിർദ്ദേശം നൽകി. അപ്പോഴാണ് 40 ലക്ഷത്തിന്റെ സ്വത്തുള്ള രണ്ട് പേരുടെ ജാമ്യം ബാങ്ക് ആവശ്യപ്പെട്ടത്. റയിൽവേയിൽ നിന്ന് വിരമിച്ച പരാതിക്കാരിയുടെ പെൻഷൻ ഇതേ ബാങ്കിന്റെ മാനാഞ്ചിറ ശാഖയിലാണ് വരുന്നത്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവിന്റെ അക്കൌണ്ടിലുള്ള പണത്തിന് വേണ്ടി അലയുന്ന തന്റെ അഭിമാനത്തിന് ബാങ്ക് ക്ഷയം വരുത്തിയതായി പരാതിക്കാരി അറിയിച്ചു. ഒരാൾ മരിച്ചാൽ അയാളുടെ സ്വത്തുവകകളുടെ നിയമപരമായ പിന്തുടർച്ചാവകാശം അയാളുടെ അവകാശികൾക്കാണെന്ന ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥ ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥർ നടത്തുന്നത് പ്രഥമദൃഷ്ട്യാ അവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. ഗസറ്റ് നോട്ടിഫിക്കേഷന് ശേഷം റവന്യൂ വകുപ്പ് നൽകുന്ന ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കേറ്റിനെ ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ബാങ്ക് തങ്ങളുടെ അധികാരപരിധി മറികടന്നതായി കമ്മീഷൻ വിലയിരുത്തി. ജാമ്യം നിൽക്കാൻ ജനങ്ങൾ മടിക്കുന്ന ഇക്കാലത്ത് ജാമ്യം ചോദിക്കുന്നത് അഭിമാനക്ഷതമാണെന്ന് പരാതിക്കാരി കരുതിയാൽ അതിൽ തെറ്റു പറയാനാവില്ല. പരാതിക്കാരി ബാങ്കിനോട് ചോദിക്കുന്നത് അവരുടെ പണമാണ്. വായ്പയല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. Haritha Issue ഹരിതയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടി ലീഗ് നേതാക്കള്‍; ചികിത്സ തേടി പി പി ഷൈജല്‍ വിഴിഞ്ഞത്തെ വൃക്ക വില്‍പ്പന: നുണകഥകള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രവും പൊലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും മോർഫ് ചെയ്ത് ചലച്ചിത്ര-സീരിയൽ നടിയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ Bjp ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി കോഴിക്കോട്ട് വയോധികൻ റോഡരികിൽ തീകൊളുത്തി മരിച്ചു IPL Retention ധോണി, കോലി രോഹിത്, സഞ്ജു എന്നിവര്‍ തുടരും, ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി കൊവിഡ് വാക്‌സിന്‍: ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് സ്വീകരിച്ചു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു. മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ(Covid vaccine) മൂന്നാം ഡോസ് (third dose)ഒമാന്‍ ആരോഗ്യമന്ത്രി (Oman Health Minister)ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു. ഒമാനില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക് മാത്രം മസ്‌കത്ത്(നവംബര്‍ 16 ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയിലായിരുന്ന 11 പേര്‍ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോള്‍ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 464 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 11 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. Gulf News നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസുഖ ബാധിതനായ പ്രവാസി മലയാളി മരിച്ചു Covid 19 സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം UAE Golden Jubilee ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ് കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ എടുത്ത ഉംറ തീർഥാടകർക്ക് ക്വാറന്റീൻ വേണ്ട Gulf News ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ആക്രമിച്ച കേസ്, മുഖ്യപ്രതി പിടിയിൽ Gulf News നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ അസുഖ ബാധിതനായ പ്രവാസി മലയാളി മരിച്ചു Hyundai Verna പുതിയ ഹ്യൂണ്ടായ് വെർണ പരീക്ഷണയോട്ടത്തില്‍ Covid 19 സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം Omicron ഒമിക്രോൺ: ആഫ്രിക്കക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ; ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ ടെസ്റ്റ് ഫലം നാളെ Home Obituary മംഗളുരു ആശുപത്രിയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു മംഗളുരു ആശുപത്രിയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു സുള്ളിയ മംഗളുരു ആശുപത്രിയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങവേ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മാണി-മൈസുരു ദേശീയപാതയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഐഷർ ട്രക്കും മാരുതി സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു പേരിൽ നാല് പേരാണ് മരണപ്പെട്ടത്. ഹസീനാർ ഹാജി, മക്കളായ മഹമൂദ് (4೦ അബ്ദുൾ റഹിമാൻ (36 ഇബ്രാഹിം (33) എന്നിവരാണ് മരണപ്പെട്ടത്. മടിക്കേരി സ്വദേശികളാണ് മരണപ്പെട്ടത്. സുള്ളിയ പോലീസ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മുൻ ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകമെന്ന് വ്യക്‌തമാക്കി സിസിടിവി ദൃശ്യങ്ങൾ; ഇടിച്ചുതെറിപ്പിച്ചത് മോഷ്ടിച്ച ഓട്ടോയിലെത്തി; രണ്ട് പേർ അറസ്റ്റിൽ റാഞ്ചി: ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കർശനമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.… ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും കൊച്ചി മെട്രോ; ലോക്കഡൗണിനു ശേഷം ആദ്യമായി യാത്രക്കാർ അരലക്ഷം കടന്നു ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം View More തൊഴിലുറപ്പ് ജോലി ചെയ്ത് മകളെ ഡോക്ടറാക്കിയ അമ്മ എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ് ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ല… എവിടെ നിന്നെങ്കിലും ആ ശബ്ദമാധുര്യം നമ്മെ തഴുകിയിരിക്കും. സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമടക്കം മലയാളിയുടെ എല്ലാ ആഘോഷത്തിന്റെയും ആരവത്തിന്റെയും ഭാഗമാണ് ദാസേട്ടൻ.… View More എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ് കാടിന്റെ വന്യതയും, കാട്ടരുവിയുടെ കള കളാരവവും ആസ്വദിക്കാൻ തൊമ്മൻകുത്തിലേക്കൊരു യാത്ര…വീഡിയോ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… ഗ്ലൂറ്റാമിയോൺ ഒരു ട്രൈപെപ്റ്റൈഡ് സംയുക്തമാണ്, അതിന്റെ ഗ്ലൂറ്റാമിക് ആസിഡ് അതിന്റെ സൈഡ് ചെയിൻ വഴി എൻ-ടെർമിനസിലേക്ക് ഘടിപ്പിച്ചിരിക്കുന്നു ……. കപ്പാസിറ്റി: മാസം മുതൽ മാസം വരെ ഗ്ലൂട്ടത്തയോൺ പൊടി (70-18-8 5985-28-4) വീഡിയോ ഉരുകൽ Pമിന്റ് 195 ° C Fപുനർജീവിപ്പിക്കുക Pമിന്റ് -20 ഡിഗ്രി സി ബയോളജിക്കൽ ഹാഫ് ലൈഫ് XXX- മുതൽ മണിക്കൂർ വരെ Sടെറേജ് Tഅസമമിതി 2-8 ° C Aപൂച്ച ആൻറി ഓക്സിഡേറ്റീവ്, ആന്റി ഏജിംഗ് മരുന്നുകളായി ഗ്ലൂട്ടത്തയോൺ പൊടി ഉപയോഗിച്ചു. ഗ്ലൂതാമിക് ആസിഡ് അടങ്ങിയ ട്രൈപെപ്റ്റൈഡ് സംയുക്തമാണ് ഗ്ലൂട്ടത്തയോൺ, സൈഡ് ചെയിൻ വഴി സിസ്റ്റൈനൈൽഗ്ലൈസിൻ എൻ-ടെർമിനസിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. സ്കിൻ ലൈറ്റനിംഗ് ഏജന്റ്, ഹ്യൂമൻ മെറ്റാബോലൈറ്റ്, എസ്ഷെറിച്ച കോളി മെറ്റാബോലൈറ്റ്, മൗസ് മെറ്റാബോലൈറ്റ്, ആന്റിഓക്‌സിഡന്റ്, കോഫാക്റ്റർ എന്നിങ്ങനെ ഇതിന് പങ്കുണ്ട്. ഇത് ഒരു ട്രൈപെപ്റ്റൈഡ്, ഒരു തയോൾ, എൽ-സിസ്റ്റൈൻ ഡെറിവേറ്റീവ് എന്നിവയാണ്. ഇത് ഗ്ലൂട്ടത്തയോണേറ്റിന്റെ (1 ഒരു സംയോജിത ആസിഡാണ്. ഗ്ലൂട്ടത്തയോൺ ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾ നൽകുമെന്നും രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുമെന്നും കരുതപ്പെടുന്നു. നിരവധി ആരോഗ്യ അവസ്ഥകളെ ചികിത്സിക്കുന്നതിനും തടയുന്നതിനും ഗ്ലൂട്ടത്തയോൺ സപ്ലിമെന്റുകൾ സഹായിക്കുമെന്ന് വാദികൾ അവകാശപ്പെടുന്നു. കൂടാതെ, വാർദ്ധക്യ പ്രക്രിയയെ മാറ്റിമറിക്കാനും ക്യാൻസറിനെ തടയാനും മെമ്മറി സംരക്ഷിക്കാനും ഗ്ലൂട്ടത്തയോൺ ഉദ്ദേശിക്കുന്നു. ഗ്ലൂട്ടത്തയോൺ പൊടി ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്നു. മെലാനിൻ സിന്തസിസ് തടസ്സപ്പെടുത്തുന്നതിലൂടെ ഗ്ലൂട്ടത്തയോൺ ചർമ്മം വെളുപ്പിക്കുന്നു. ചർമ്മത്തിന് നിറം നൽകുന്ന പദാർത്ഥമാണ് മെലാനിൻ, അതിനാൽ മെലാനിൻ വികസിക്കുന്നത് തടയുന്നതിലൂടെ ഗ്ലൂട്ടത്തയോൺ പൊടി വെളുപ്പിക്കുന്നത് ചർമ്മത്തെ ശുദ്ധവും മികച്ചതുമായ സ്വരത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ ഗ്ലൂട്ടത്തയോൺ പൊടി ചർമ്മത്തിന് ഗുണം ചെയ്യും. ഗ്ലൂട്ടത്തയോൺ പൊടി ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ, ഇത് സെല്ലുലാർ തലത്തിൽ ചർമ്മത്തെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഗ്ലൂട്ടത്തയോൺ പൊടി വെളുപ്പിക്കൽ ഫലങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. സംസാരിക്കാൻ ഫലത്തിൽ അറിയപ്പെടുന്ന ഗ്ലൂട്ടത്തയോൺ പൊടി പാർശ്വഫലങ്ങളൊന്നുമില്ല, പതിവ് ദീർഘകാല ഉപയോഗത്തോടെ, ഗ്ലൂട്ടത്തയോൺ പൊടി സപ്ലിമെന്റ് അവരുടെ ദൈനംദിന സൗന്ദര്യ ദിനചര്യകളിൽ ഉൾപ്പെടുത്തുന്ന മിക്ക ആളുകളും നാടകീയമായ ഫലങ്ങൾ കാണാൻ പോകുന്നു. ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആളുകൾ ചർമ്മത്തിന് ഭാരം കുറയ്ക്കാൻ ഗ്ലൂട്ടത്തയോൺ പൊടി ഉപയോഗിക്കുന്നു, ഒപ്പം ഭക്തരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിദിന ന്യൂട്രാസ്യൂട്ടിക്കൽസ് ഡയറ്ററി സപ്ലിമെന്റ് ഭക്ഷണം കോസ്മെറ്റിക് ഗ്രേഡ്) ആന്റി-ഏജിംഗ്, ആൻറി ഓക്സിഡൻറ്, ചർമ്മത്തിന്റെ ig ർജ്ജവും തിളക്കവും നിലനിർത്തുന്നു. പ്രതിരോധശേഷി മെച്ചപ്പെടുത്തുക: രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിച്ച് വൈറസുകളെ ഫലപ്രദമായി തടയുന്നു. മയക്കുമരുന്ന് ചികിത്സയും പ്രതിരോധവും– (ഫാർമസ്യൂട്ടിക്കൽ ഗ്രേഡ്) കരളിനെ സംരക്ഷിക്കുക: കരൾ രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും. വിഷാംശം ഇല്ലാതാക്കൽ: വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്ന മരുന്നുകളും മറ്റ് തരത്തിലുള്ള വിഷ സഹായ സഹായ ചികിത്സകളും. ക്ലിനിക്കൽ ചികിത്സയുടെയും പ്രതിരോധത്തിന്റെയും ഗ്ലൂട്ടത്തയോൺ പങ്ക് എൻ‌ഡോജെനസ് ജി‌എസ്‌എച്ച് കുറയ്ക്കുമ്പോൾ പാത്തോളജിക്കൽ സാഹചര്യങ്ങളിൽ, സമയബന്ധിതമായി എക്‌ജോജനസ് ജി‌എസ്‌എച്ച് ആയിത്തീരുന്നു. അനുബന്ധ രോഗങ്ങളെ തടയാനും ചികിത്സിക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും എക്സോജെനസ് ജിഎസ്എച്ച് സപ്ലിമെന്റിന് കഴിയും. (1) റേഡിയേഷൻ അസുഖവും വികിരണ സുരക്ഷയും: വികിരണം, റേഡിയോ ആക്റ്റീവ് വസ്തുക്കൾ അല്ലെങ്കിൽ ആൻറി കാൻസർ മരുന്നുകളും മറ്റ് ലക്ഷണങ്ങളും മൂലമുണ്ടാകുന്ന ല്യൂക്കോപീനിയ കാരണം ഒരു സംരക്ഷണ ഫലം നൽകും. (3) സിസ്റ്റമിക് അല്ലെങ്കിൽ ലോക്കൽ രോഗികളിൽ ഹൈപ്പോക്സീമിയ മൂലമുണ്ടാകുന്ന ആന്റി-അലർജി, അല്ലെങ്കിൽ വീക്കം, കോശങ്ങളുടെ കേടുപാടുകൾ കുറയ്‌ക്കാനും നന്നാക്കൽ പ്രോത്സാഹിപ്പിക്കാനും കഴിയും. (4) അനുബന്ധ രോഗങ്ങളായി ചില രോഗങ്ങളുടെയും ലക്ഷണങ്ങളുടെയും ഗതി മെച്ചപ്പെടുത്തുന്നതിന്. ഹെപ്പറ്റൈറ്റിസ്, ഹെമോലിറ്റിക് രോഗം, കെരാറ്റിറ്റിസ്, തിമിരം, റെറ്റിന രോഗങ്ങൾ, നേത്രരോഗം, കാഴ്ച മെച്ചപ്പെടുത്തൽ എന്നിവ. (5) ഫ്രീ റാഡിക്കലുകളുടെ വിസർജ്ജനത്തിൽ ആസിഡുകളുടെ മെറ്റബോളിസം വേഗത്തിലാക്കാൻ എളുപ്പമാണ്, ഇത് സൗന്ദര്യ ചർമ്മസംരക്ഷണം, ആന്റി-ഏജിംഗ് ഇഫക്റ്റ് എന്നിവ കളിക്കുന്നു. (1) പാസ്തയിലേക്ക് ചേർത്തു, നിർമ്മാതാക്കൾ ബ്രെഡിന്റെ സമയം യഥാർത്ഥ പകുതിയോ മൂന്നിലൊന്നോ ആയി കുറയ്ക്കുന്നതിനും ഭക്ഷ്യ പോഷണത്തിന്റെയും മറ്റ് സവിശേഷതകളുടെയും പങ്ക് ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. (2) തൈരിൽ ചേർക്കാൻ, വിറ്റാമിൻ സിയ്ക്ക് തുല്യമായ ബേബി ഫുഡ്, ഒരു സ്ഥിരതയാർന്ന ഏജന്റ് കളിക്കാൻ കഴിയും. (3) നിറം വർദ്ധിക്കുന്നത് തടയാൻ സൂരിമിയിലേക്കുള്ള മിശ്രിതത്തിൽ. (4) മാംസം, ചീസ്, മറ്റ് ഭക്ഷണങ്ങൾ എന്നിവ രുചിയുടെ പ്രഭാവം വർദ്ധിപ്പിച്ചു. മെലാനിൻ രൂപപ്പെടുന്നതിനെ തടയുന്നതിന്റെ ലക്ഷ്യം നേടുന്നതിനായി ലോസ് ടൈറോസിനാസിന്റെ നുഴഞ്ഞുകയറ്റം തടയുക. ചുളിവുകൾ ഇല്ലാതാക്കുക, ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുക, സുഷിരങ്ങൾ ചുരുക്കുക, പിഗ്മെന്റ് കുറയ്ക്കുക, ശരീരത്തിന് മികച്ച വെളുപ്പിക്കൽ ഫലമുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ പ്രധാന ഘടകമായി ഗ്ലൂട്ടത്തയോൺ പതിറ്റാണ്ടുകളായി സ്വാഗതം ചെയ്യപ്പെട്ടു. കോൺ, റോബർട്ട് ആർ എക്സ്എൻ‌യു‌എം‌എക്സ്) ഗ്ലൂറ്റത്തയോൺ ഇൻഹിബിഷൻ ഓഫ് മെലാനിൻ സിന്തസിസ് ഇൻ വിട്രോ. എൻ‌സൈമോളജിയ, 1955: 17-193. സെജി, മക്കോട്ട; യോഷിഡ, തോഷിയോ; ഇറ്റാകുര, ഹിഡെകോ; ഇരിമാജിരി, തോഷികാറ്റ്സു. സൾഫൈഡ്രൈൽ സംയുക്തങ്ങൾ മെലാനിൻ രൂപപ്പെടുന്നത് തടയുന്നു. ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജി (1969 52 (3 280-6. എക്സ്നർ ആർ, വെസ്നർ ബി, മാൻ‌ഹാർട്ട് എൻ, റോത്ത് ഇ. ഗ്ലൂട്ടത്തയോണിന്റെ ചികിത്സാ സാധ്യത. വീൻ ക്ലിൻ വോചെൻ‌ചർ എക്സ്എൻ‌എം‌എക്സ്; എക്സ്എൻ‌യു‌എം‌എക്സ്: എക്സ്എൻ‌യു‌എം‌എക്സ്-എക്സ്എൻ‌എം‌എക്സ്. മൈസ്റ്റർ എ, ടേറ്റ് എസ്.എസ്. ഗ്ലൂട്ടത്തയോണും അനുബന്ധ ഗാമാ-ഗ്ലൂട്ടാമൈൽ സംയുക്തങ്ങളും: ബയോസിന്തസിസും ഉപയോഗവും. ആനു റവ ബയോകെം 1976; 45: 559-604. ട Town ൺ‌സെന്റ് ഡി‌എം, ട്യൂ കെഡി, ടാപിയോറോ എച്ച്. മനുഷ്യരോഗത്തിൽ ഗ്ലൂട്ടത്തയോണിന്റെ പ്രാധാന്യം. ബയോമെഡ് ഫാർമകോതർ 2003; 57: 145-55. നോർഡ്‌ലണ്ട് ജെജെ, ബോയ്‌സി RE. മെലനോസൈറ്റുകളുടെ ജീവശാസ്ത്രം. ഇതിൽ: ഫ്രീങ്കൽ ആർ‌കെ, വുഡ്‌ലി ഡിടി, എഡിറ്റർമാർ. ചർമ്മത്തിന്റെ ജീവശാസ്ത്രം. ന്യൂയോർക്ക്: സിആർ‌സി പ്രസ്സ്; 2001. പി. 113-30. ഗ്ലൂട്ടത്തയോൺ: ഏറ്റവും പുതിയ ആന്റി-ഏജിംഗ്, വൈറ്റനിംഗ് മരുന്നുകളും അനുബന്ധങ്ങളും സജീവ ഫാർമസ്യൂട്ടിക്കൽ ഇന്റർമീഡിയറ്റുകളിൽ (എപിഐ) പ്രത്യേകതയുള്ള ഒരു ഹൈടെക് എന്റർപ്രൈസാണ് ഷാങ്‌കെ കെമിക്കൽ, പരിചയസമ്പന്നരായ ധാരാളം പ്രൊഫഷണലുകൾ, ഒരു ഫസ്റ്റ് ക്ലാസ് ഉൽ‌പാദന ഉപകരണങ്ങൾ, ഉൽ‌പാദന സമയത്ത് ഗുണനിലവാരം നിയന്ത്രിക്കുന്നതിനുള്ള ലബോറട്ടറികൾ എന്നിവ. പാൽമിറ്റോയ്ലെത്തനോളമൈഡ് സപ്ലിമെന്റ് വേദനയ്ക്ക് PEA എങ്ങനെ പ്രവർത്തിക്കും? ഏറ്റവും പുതിയ ആന്റി-ഏജിംഗ് മരുന്നുകൾ: നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ് (എൻ‌എം‌എൻ) മഗ്നീഷ്യം എൽ ത്രിയോണേറ്റ് നൂട്രോപിക് സപ്ലിമെന്റ് നമുക്ക് എന്താണ് അറിയേണ്ടത്? ചൈനയിലെ ഹുസാൻ പ്രവിശ്യയിലെ Xuchang ഫൈൻ കെമിക്കൽ ഇൻഡസ്ട്രിയൽ പാർക്ക് സാത്വികപ്രധാനികളായ ബ്രാഹ്മണരെ കുറിച്ചും രാജസികപ്രധാനികളായ ക്ഷത്രിയരെ കുറിച്ചും നമ്മൾ മനസ്സിലാക്കി. ഗീതയിൽ അടുത്ത ശ്ലോകത്തിൽ വൈശ്യ, ശൂദ്ര സ്വഭാവക്കാരെ കുറിച്ച് പറയുന്നു. (ഗീത അധ്യായം 18, ശ്ലോകം 44 ) വൈശ്യരിലുള്ള ഗുണഘടന രാജസിക… താമസിക…. സാത്വിക ക്രമത്തിൽ ആണ്. ഇവരുടെ പ്രവൃത്തിമണ്ഡലം കൃഷി, ഗോരക്ഷ, വാങ്ങിജ്യം എന്നീ തുറകളിലാണ്. താമസിക പ്രധാനമായ രാജസിക ….സാത്വിക ഗുണഘടനയോടൊത്തവരാണ് ശൂദ്രർ. അർപ്പണഭാവത്തോടെ പ്രവർത്തിക്കുക എന്നതാണ് ശൂദ്രന്റെ ധർമ്മം. ഇവിടെയെല്ലാം സ്വഭാവമാണ് കർമ്മത്തെ നിർണ്ണയിക്കുന്നത് എന്ന് കാണാം.ഈ സ്വഭാവമാകട്ടെ ഗുണഘടനയാൽ നിർണ്ണയിക്കപ്പെടുന്നു. നാം ഓരോരുത്തരും ഏതു തരത്തിൽ പെടുന്നതാണെന്നും ഏതു ഗുണമാണ് നമ്മിൽ മുന്നിട്ട് നിൽക്കുന്നതെന്നും സ്വയം പരിശോധിച്ചറിയണം. ഉന്നത ഗുണമുള്ളവരെന്നോ താഴ്ന്ന ഗുണമുള്ളവരെന്നോ ഉള്ള തരം തിരിവോ അവഹേളനമോ വേണ്ടാ. ഓരോ തരക്കാർക്കും അവരവരുടെ ഗുണത്തിനനുസരിച്ചു പ്രവർത്തിക്കാനുള്ള ഇടം സമൂഹത്തിലുണ്ട്. നമ്മുടെ സ്വഭാവത്തിനനുസരിച്ചു, വാസനക്കനുസരിച്ചു നിയുക്തമായ ജോലി ആത്മാർഥമായി നിർവഹിക്കുകയാണെങ്കിൽ ഏവർക്കും ആത്മവികാസം നേടി ക്രമേണ ആ പരമപദം പ്രാപിക്കാൻ അർഹനായിത്തീരുന്നു…. ഈ ഗുണങ്ങളെപ്പറ്റി പഠിച്ചാൽ ഓരോ പ്രസ്ഥാനത്തിലും, ഓരോ സ്ഥാപനത്തിലും ഈ ബ്രാഹ്മണ (Knowledge group ക്ഷത്രിയ (Governance group) വൈശ്യ (Finance resources group ശൂദ്ര (Working and execution group) വിഭാഗങ്ങൾ ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാം.. പൊതുവായ ഗുണസ്വഭാവങ്ങളെക്കുറിച്ചാണ് ഇതൊക്കെ പറഞ്ഞിരിക്കുന്നത്…ഇനി ഈ സ്വഭാവങ്ങൾ ഏതേതു സമയത്തു എങ്ങനെ നമ്മിൽ പ്രവർത്തിക്കും എന്നതിനെക്കുറിച്ചൊക്കേ കൂടുതൽ അറിയേണ്ടിയിരിക്കുന്നു… 3 thoughts on “ഗുണസ്വഭാവങ്ങളും കർമ്മതലങ്ങളും [19]” നമ്മിലെ ഗുണങ്ങക്കനുസരിച്ചാണ് നമ്മുടെ സ്വഭാവം രൂപപ്പെടുന്നത് സാത്വീക, രാജസിക, തമോ ഗുണങ്ങളുടെ ഏറ്റ കുറച്ചിലുകൾ നമ്മുടെ സ്വഭാവത്തെ നിർണയിക്കുന്നു. അങ്ങനെ നമുക്ക് ലഭിച്ച കഴിവുകൾ,സ്വഭാവം മാനവരാശിയുടെ നന്മക്കായി വിനിയോഗിക്കാൻ മാത്രമാണ് നാം ശ്രദ്ധിക്കേണ്ടത്.. ഒത്തിരി പഠിക്കാൻ കഴിയുന്നുണ്ട് അമ്മയുടെ വാക്കുകളിലൂടെ. അമ്മയുടെ വാക്കുകൾ കൂടുതൽ സഹോദരങ്ങളിലേക്കു എത്തട്ടെ 🙏 ഹരേ കൃഷ്ണാ ഹായ്….അമ്മുക്കുട്ടീ…നല്ല പോലെ മനസ്സിലാകുന്നുണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം…നന്ദി…..ഇനിയും അഭിപ്രായം അറിയിക്കുകണെ……. ഹായ്….അമ്മുക്കുട്ടീ…നല്ല പോലെ മനസ്സിലാകുന്നുണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം…നന്ദി…..ഇനിയും അഭിപ്രായം അറിയിക്കുകണെ……. ലിവർപൂളിനായി 100 ഗോളുകളെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി സെനഗൽ സൂപ്പർ താരം സാദിയോ മാനെ. പ്രീമിയർ ലീഗിൽ ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ ടീമിന്റെ ആദ്യ ഗോൾ നേടിയതോടെയാണ് ചെമ്പടക്കായി ഗോളുകളുടെ കാര്യത്തിൽ സെഞ്ചുറി തികക്കാൻ ഇരുപത്തിയൊൻപതുകാരനായ മാനെക്കായത്. 2016 ൽ ലിവർപൂളിലെത്തിയ മാനെ തന്റെ 224-ം മത്സരത്തിലാണ് ക്ലബ്ബിനായി നൂറാം ഗോൾ കണ്ടെത്തിയത്. 100 തവണ ചെമ്പടക്കായി വല കുലുക്കിയ താരം 43 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്‌. ക്ലബ്ബിനായി 100 ഗോളുകൾ നേടുന്ന പതിനെട്ടാമത്തെ താരവും നിലവിൽ സ്ക്വാഡിലുള്ള താരങ്ങളിൽ സലയെക്കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക താരവുമാണ് മാനെ. ലിവർപൂളിനായി മാനെ നേടിയ ഗോളുകളിൽ 77 എണ്ണം പിറന്നത് പ്രീമിയർ ലീഗിലാണ്‌. 19 തവണ അവർക്കായി ചാമ്പ്യൻസ് ലീഗിൽ വല കുലുക്കിയ താരം എഫ് എ കപ്പിലും, യുവേഫ സൂപ്പർ കപ്പ് ഫൈനലിലും രണ്ട് വീതം തവണയും അവർക്കായി ഗോളുകൾ നേടി. അതേ സമയം ലിവർപൂളിനായി 100 ഗോളുകളെന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പ്രീമിയർ ലീഗിലെ‌ മറ്റൊരു തകർപ്പൻ റെക്കോർഡും മാനെക്ക് സ്വന്തമായി. തുടർച്ചയായ ഒൻപത് മത്സരങ്ങളിൽ ഒരേ എതിരാളികൾക്കെതിരെ ഗോളുകൾ സ്കോർ ചെയ്യുന്ന ആദ്യ പ്രീമിയർ ലീഗ് താരമെന്ന റെക്കോർഡാണ് സെനഗൽ സൂപ്പർ താരം ഇന്ന് തന്റെ പേരിലാക്കിയത്. 2017 ഓഗസ്റ്റ് മുതൽ ക്രിസ്റ്റൽ പാലസിനെതിരെ കളിക്കാനിറങ്ങിയ 9 ലീഗ് മത്സരങ്ങളിലും ഗോൾ നേടിയാണ് മാനെ മറ്റാർക്കും ഇതു വരെ സ്വന്തമാക്കാനാവാത്ത ഈ റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തത്. കരിയറിൽ മാനെയുടെ പ്രിയപ്പെട്ട എതിരാളികളാണ് ക്രിസ്റ്റൽ പാലസെന്ന് ഒന്നു കൂടി വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഇന്നത്തെ മത്സരം. ക്രിസ്റ്റൽ പാലസിനെതിരെ മൊത്തം 14 മത്സരങ്ങൾ ഇതു വരെ കളിച്ചിട്ടുള്ള മാനെ 13 തവണയാണ് അവരുടെ ഗോൾ വല കുലുക്കിയിട്ടുള്ളത്. 2015-16 സീസണിൽ നടന്ന ഒരു മത്സരത്തിൽ മാത്രമായിരുന്നു പാലസ് വല കുലുക്കുന്നതിൽ മാനെ പരാജയപ്പെട്ടത്.‌ മാനെ ചരിത്ര നേട്ടം കുറിച്ച മത്സരത്തിലാകട്ടെ ലിവർപൂൾ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് പാലസിനെ തകർക്കുകയും ചെയ്തു. തിരുവനന്തപുരം വെടിവച്ചാന്‍കോവിലിന് സമീപം ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് പിടിയിലായത്. വാന്‍ മോഷ്ടിക്കുന്നതിന്‍റെ തലേദിവസം മല്ലപ്പള്ളിയിലെ മീന്‍ കടയില്‍ നിന്ന് 25,000 രൂപ മോഷ്ടിച്ചിരുന്നു. പ്രതിയെ മല്ലപ്പള്ളിയില്‍ മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. മല്ലപ്പള്ളിക്കടുത്തുള്ള കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ തിരുവല്ലം ഉണ്ണിക്കെതിരെ വാഹന മോഷണത്തിന് കേസുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഒട്ടേറെക്കേസുകളില്‍ പ്രതിയാണ് തിരുവല്ലം ഉണ്ണി. പെന്തക്കോസ്തു അത്മായ പ്രവര്‍ത്തകരില്‍ പ്രമുഖനായ കോന്നി ഒഴുമണ്ണില്‍ കെ. ഏബ്രഹാമിനെ അനുമോദിക്കുന്നു. കോന്നി ചര്‍ച്ച് ഓഫ് ഗോഡ് ഹാളില്‍ ജനുവരി 24-ന് വൈകിട്ടാണ് സമ്മേളനം നടക്കുന്നത്. ഇന്ത്യാ പൂര്‍ണ്ണ സുവിശേഷ ദൈവസഭയുടെ അഭിമാനമായ കെ. ഏബ്രഹാം സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന മഹത് വ്യക്തിത്വത്തിനുടമയാണ്. പെന്തക്കോസ്തു സഭകളുടെ ഐക്യ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കാളിത്തം വഹിച്ചു വരുന്നു. ക്രൈസ്തവചിന്തയില്‍ നിന്നും തത്സമയ വാര്‍ത്തകള്‍ ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക പുതിയ സഭകള്‍ ആരംഭിക്കുന്നതിലും ശുഷ്‌കാന്തി കാട്ടിയിരുന്ന ഏബ്രഹാം സാറിന്റെ ഭവനത്തില്‍ 1968-ല്‍ ആരംഭിച്ച സഭയാണ് ബോംബെയിലെ മുംബ്ര ചര്‍ച്ച് ഓഫ് ഗോഡ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴും പുതിയ സഭകള്‍ ആരംഭിക്കുക എന്നത് ഒരു നിയോഗം പോലെ അദ്ദേഹം ഏറ്റെടുത്തിരുന്നു. 1974 ജനുവരി 18-ന് ദോഹയില്‍ തന്റെ വസതിയില്‍ ആരംഭിച്ച ദോഹ ചര്‍ച്ച് ഓഫ് ഗോഡില്‍ ഇപ്പോള്‍ 500-ഓളം വിശ്വാസികള്‍ ആരാധിക്കുന്നു. കോന്നി ഇന്ത്യാ ദൈവസഭ ഇന്നു കാണുന്ന വിധത്തില്‍ വളര്‍ത്തിയെടുത്തതില്‍ താന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോന്നിയുടെ പരിസരപ്രദേശങ്ങളില്‍ പല പ്രാദേശിക സഭകളും ആരംഭിക്കുന്നതിനും അത് വളര്‍ത്തിയെടുക്കുന്നതിനും അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പ്രായമുള്ളവര്‍ അവറാച്ചന്‍ എന്നു വിളിക്കുന്ന ഏബ്രഹാം സാര്‍ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയാണ്. 1987-ല്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ ചെന്നീര്‍ക്കരയില്‍ ആരംഭിച്ച ഷാലോം പബ്ലിക് സ്‌കൂള്‍ ഇപ്പോഴും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ഭാര്യ സാറാമ്മ (അമ്മുക്കുട്ടി മക്കള്‍: എലിസബത്ത് സൈമണ്‍, കോശി ഏബ്രഹം. ഓവര്‍സീയര്‍ റവ. സി.സി. തോമസ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പി.എസ്. ഫിലിപ്പ്, ബെഞ്ചമിന്‍ വര്‍ഗീസ്, പി.സി. ചെറിയാന്‍, പി.ജെ. ജെയിംസ്, എ. മത്തായി, പി.ജി. മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിക്കും. എന്‍.എം. രാജു, ആന്റോ ആന്റണി എം.പി അടൂര്‍ പ്രകാശ് എം.പി കെ.യു. ജെനീഷ് എം.എല്‍.എ രാജു ഏബ്രഹാം എം.എല്‍.എ വീണ ജോര്‍ജ്ജ് എം.എല്‍.എ റോബിന്‍ പീറ്റര്‍, വി. സുലേഖാനായര്‍, സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിക്കും. പാസ്റ്റര്‍മാരായ ബെന്‍സന്‍ മത്തായി (മുംബൈ എം.വി. ജോര്‍ജ്ജ് (ദോഹ ബിനു വര്‍ഗീസ് (ദോഹ ബിജു ഫിലിപ്പ് (ബഹ്‌റിന്‍) എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും. ചെങ്ങന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ ചെങ്ങന്നൂര്‍, എം.എം. ജോര്‍ജ്ജ്, പാസ്റ്റര്‍ ജോസഫ് മാടപ്പള്ളി, രാജന്‍ കോലേത്ത്, ഏബ്രഹാം ഫിലിപ്പോസ് എന്നിവരാണ് സംഘാടകര്‍. സമൂഹത്തിന് തിരിനാളമായി കാലത്തിന് മുമ്പേ സഞ്ചരിച്ചു, കെ. ഏബ്രഹാം ഒഴുമണ്ണിൽ ഒരു മാസം കൊണ്ട് പതിനായിരം രോഗികളുടെ വർദ്ധന: ചികിത്സയിൽ 70395 പേർ; ഇന്ന് 6753 രോഗികൾ സസ്യ നിര്‍മ്മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയ ചൂയിങ്ഗം വരുന്നു, കോവിഡിനെ തുരത്താന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. സസ്യ നിര്‍മ്മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയ ചൂയിങ്ഗം വരുന്നു, കോവിഡിനെ തുരത്താന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവതും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ചൈന മതങ്ങളുടെ മേല്‍ വീണ്ടും പിടിമുറുക്കുന്നു ഇന്ന് രോഗമുക്തി നേടിയവർ പ്രതിദിനരോഗികളെക്കാൾ കൂടുതൽ 20,846; മരണം 83; ഇപ്പോഴും 1,78,462 പേർ ചികിത്സയിൽ വിദ്യാനഗർ NGO യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യൂണിയൻ്റെ സംസ്ഥാന സെക്രട്ടറി സ: എസ് അജയകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. പ്രദീപൻ പതാക ഉയർത്തി അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും ഏരിയാ ട്രഷറർ മനോജ് കുമാർ കെ.വി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ- സി.പ്രദീപൻ (പ്രസിഡന്റ്  ബാബുരാജ് ബി, ആശാലത. എ (വൈസ് പ്രസിഡന്റുമാർ) കെ. മണികണ്ഠൻ (സെക്രട്ടറി), കെ.സജീഷ്, എം.ഹരികൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ മനോജ് കുമാർ കെ.വി (ട്രഷറർ) കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. വളാഞ്ചേരി: കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കു നീങ്ങിയതോടെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശാനുസരണം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയും, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ കൂടിയായതോടെ അന്യ സംസ്ഥാന തൊഴിലാളികളടക്കം ഭക്ഷണത്തിനും മറ്റുമായി ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഇവർക്ക് ഭക്ഷണം എത്തിക്കാൻ നഗരസഭയുടെ നേത്യത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു.വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച കിച്ചണിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം വിതരണം ചെയ്യും. ഭക്ഷണത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ. റുഫീന നിർവ്വഹിച്ചു. അതത് വാർഡ്‌ കൗൺസിലർമാരുടെ മേൽനോട്ടത്തിൽ പ്രത്യക വളണ്ടിയർമാർ 250 പേർക്ക് വീടുകളിൽ എത്തിച്ച് ഭക്ഷണം വിതരണം ചെയ്തു. തൃശൂർ കോർപ്പറേഷനിൽ തോപ്പ് സെന്റ് തോമസ് സ്കുളിൽ സമൂഹ അടുക്കള വഖഫ് ബോർഡ് നിയനംമുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം – അല്ലാത്ത പക്ഷം… പരീക്ഷാ ഭവനിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം വിവാദത്തിൽ- തീരുമാനം ഉടൻ… അഭിനേതാക്കള്‍ ഓം പുരി,മുരളി ,ബാലൻ കെ നായർ,ഇന്നസന്റ്,എം എസ് തൃപ്പൂണിത്തുറ,ജഗന്നാഥൻ,ആർ കെ നായർ,ബാബു നമ്പൂതിരി ,രേവതി ,സുജാത ,കെ പി എ സി ലളിത,തൊടുപുഴ വാസന്തി,വിജയരാഘവൻ,അബു സലിം ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വസീം ജാഫര്‍. മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മൗലവിമാരെ ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് ജാഫര്‍ ചൂണ്ടിക്കാണിച്ചു. ”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ […] ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വസീം ജാഫര്‍. മുസ്ലിം നാമധാരികളായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നും മൗലവിമാരെ ക്രിക്കറ്റ് ടീം ക്യാംപിലേക്ക് ക്ഷണം നല്‍കിയെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇവയൊക്കെ വസ്തുതാവിരുദ്ധമാണെന്ന് ജാഫര്‍ ചൂണ്ടിക്കാണിച്ചു. ”ഇഖ്ബാല്‍ അബ്ദുള്ളയെ നായകനാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇഖ്ബാലിനെ നായകനാക്കണണമെന്ന് എനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നില്ല. യുവ താരമായിരുന്ന ജെയ് ബിസ്ത നായകനാക്കണമെന്നായിരുന്നു എന്റെ പക്ഷം. സെലക്ടര്‍മാരാണ് ഇഖ്ബാലിന്റെ പരിചയ സമ്പത്തിനെ മുന്‍നിര്‍ത്തി നായകസ്ഥാനം നല്‍കാന്‍ ആവശ്യപ്പെട്ടത്. അതില്‍ ഞാനൊന്നും എതിര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ലെന്നത് സത്യം തന്നെ. ടീം സെലക്റ്ററായിരുന്ന റിസ്വാന്‍ ഷംഷാദും മറ്റു സെലക്റ്റര്‍മാര്‍ക്കുമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സ്വാധീനം. മതപരമായ കാര്യങ്ങളെ ഉള്‍പ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമം. മൗലവിമാരെ ഞാന്‍ ക്ഷണിച്ചിട്ടില്ല. അവര്‍ വന്നതാണ്. സാധാരണയായി പ്രാര്‍ത്ഥനയ്ക്ക് അനുവദിക്കുന്ന സമയം മാത്രമാണ് ഞാന്‍ അനുവദിച്ചത്. 10 മിനിറ്റ് മാത്രം. പരിശീലന സമയത്തിലും സമയക്രമത്തിലും യാതൊരു മാറ്റവും വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണ്.” വിജയ് ഹസാരെ ട്രോഫിക്ക് ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവെച്ച് പുറത്തുപോയത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബാഹ്യമായ ഇടപെടലുണ്ടാവുന്നുവെന്ന് ജാഫര്‍ ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജാഫര്‍ വ്യക്തമാക്കി. പിന്നാലെ രാജി സമര്‍പ്പിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജാഫര്‍. അവസാന കാലത്ത് പ്രതിഫലം വാങ്ങാതെ ടീമിന് വേണ്ടി കളിച്ച വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു. കുറച്ചു കഞ്ഞി എടുക്കട്ടേ ആവാം രസകരമായ ലിപ് റീഡിങ്ങ് ചലഞ്ചുമായി പൃഥ്വിയും മംമ്തയും ഉണ്ണിയും; വീഡിയോ BREAKING NEWS ഗ്രീന്‍ലാന്‍ഡ് കനത്തരീതിയില്‍ ഹിമപാളികൾ ഉരുകുന്നു, സമുദ്രനിരപ്പില്‍ ഒരു സെന്റീമീറ്ററിന്റെ വര്‍ധന; ന്യൂയോർക്ക് മുതൽ എത്രയോ പട്ടണങ്ങൾ ഇനിയെത്ര നാൾ ലോകത്തെ നടുക്കിയ ദുരന്തം; തായ്‌വാനിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം, 46 പേർ വെന്തുമരിച്ചു ശാസ്ത്രലോകത്തെയും മനുഷ്യരെയും ഞെട്ടിക്കുന്ന വാർത്ത; സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി റേഡിയോ സിഗ്നല്‍ പക്ഷാഘാത സാധ്യത കുറയ്ക്കുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്‍കുന്ന മരുന്നുകള്‍ വിപരീതഫലമുളവാക്കുന്നു; ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങള്‍ മുതല്‍ വൃക്ക രോഗങ്ങള്‍ വരെ രോഗികളിലുണ്ടാകുന്നുവെന്ന് കണ്ടെത്തല്‍ ലണ്ടന്‍: പക്ഷാഘാതമുണ്ടാകാനുള്ള കാരണം തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസമുണ്ടാകുന്നതാണ്. ഇത് തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തു വരുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണെന്ന് പുതിയ പഠനം പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കുന്നതായും വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം പറയുന്നു. ആന്റികൊയാഗുലന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നുകള്‍ സൂക്ഷിച്ച് വേണം നിര്‍ദേശിക്കാനെന്ന് ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി. വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . എയർ ഇന്ത്യ വിമാനത്തിലെ പ്രസവത്തിൽ അവർക്കെന്തങ്കിലും സംഭവിച്ചിരുന്നെങ്കിൽ പിൻ നമ്പർ നഷ്ടപ്പെടുക എനിക്കും ഡോക്ടർ ഇൻഷാദിനും രണ്ട്‌ മണിക്കൂറോളും മുട്ടിൽ നിന്ന് കാര്യങ്ങൾ ചെയ്‌തത്‌ നഴ്‌സായ സിമിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ അല്ലാതെ വാർത്തകൾക്ക് വേണ്ടിയല്ല പിറന്ന മണ്ണ് മടിച്ചുനിന്നപ്പോൾ പ്രവാസ മണ്ണിൽ യുകെ മലയാളി നഴ്സിന് NHS അംഗീകാരം.. അവൻ അന്യനല്ല. എൻ്റെ ഇമ്മാനുവേൽ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഫാ. ഹാപ്പി ജേക്കബ്ബ് എഴുതുന്നു ഒമിക്രോണ്‍: ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ഇന്ത്യ, ജീവന്‍ രക്ഷാമരുന്നുകളും വെന്റിലേറ്ററുകളും വാഗ്ദാനം ചെയ്തു ഒമിക്രോണിനെ ഭയന്ന് ക്രിസ്മസ് പാർട്ടികൾ റദ്ദാക്കേണ്ടതില്ലെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്. ജനുവരി അവസാനത്തോടെ എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന ഉറപ്പുമായി പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 22 ആയി ഉയർന്നു മലയാളി കന്യാസ്ത്രീ ജലന്തറില്‍ തൂങ്ങിമരിച്ച നിലയില്‍; 30 വയസുള്ള സിസ്റ്റര്‍ മേരി മേഴ്‌സി ആലപ്പുഴ ആര്‍ത്തുങ്കൽ സ്വദേശിനി ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ച സംഭവം; ദുരൂഹത, നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ഇവർക്കു നൽകിയത് ആര്  നാളെ മലയാള സിനിമയ്ക്ക് ഒരു പുതുചരിത്രം; റിസര്‍വേഷനിലൂടെ മാത്രം 100 കോടി, ഇന്ത്യയില്‍ ഇതാദ്യമെന്ന് മരക്കാര്‍ ടീം കുടുംബം പൂര്‍ണ പിന്തുണ അറിയിച്ചെന്നും വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച നടപടികളില്‍ അഖിലിന്‍റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയെന്ന് സാനു പറഞ്ഞു. തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വച്ച് കുത്തേറ്റ അഖിലിന്‍റെ മാതാപിതാക്കളെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കുടുംബം പൂര്‍ണ പിന്തുണ അറിയിച്ചെന്നും വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച നടപടികളില്‍ അഖിലിന്‍റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയെന്നും സാനു പറഞ്ഞു. യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ കത്തിക്കുത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാനു ഉയര്‍ത്തിയത്. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കില്ല, കുറ്റവാളികളെ സംരക്ഷിക്കില്ല, തളർച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നായിരുന്നു വി പി സാനുവിന്‍റെ ആദ്യ പ്രതികരണം. പിന്നീട് യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്നും മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വി പി സാനു പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെയും വധശ്രമക്കേസിന്‍റെയും സാഹചര്യത്തിൽ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു. കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Muslim League വഖഫ് സ്വത്താണ് പള്ളികൾ, വഖഫ് സംവിധാനം തകർക്കുമ്പോൾ പള്ളികളിലെ പ്രചരണം തെറ്റല്ലെന്നും കെ എൻ എം suicide മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ Models death: ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ,വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യും Thiruvalla സിപിഎം നേതാക്കളുൾപ്പെട്ട തിരുവല്ല പീഡനക്കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ Periya Murder പെരിയ കേസ്; സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി; തന്നെയാണ് മർദ്ദിച്ചതെന്ന് പ്രസിഡന്റ് Gold Smuggling കരിപ്പൂരിൽ നാല് കിലോ സ്വർണം പിടിച്ചു: രണ്ട് പേർ അറസ്റ്റിൽ Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Covid 19 യുഎഇയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82 അന്തരിച്ചു. കോഴിക്കോട് തളി 'കല്‍പക'യിലായിരുന്നു താമസം. 2006 മുതല്‍ മാതൃഭൂമി ഡയറക്ടറാണ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദവും മുംബൈ ജി.ടിയില്‍ നിന്ന് എം.എസും നേടിയ ജയരാജ് കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്. എം.എസ് എഫ്.ഐ.സി.എസ് എഫ്.ഐ.എം.എസ്.എ. ബിരുദങ്ങളും നേടി. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976-ല്‍ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയില്‍ തുടങ്ങിയ സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയാം പറമ്പില്‍ കുഞ്ഞികൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകനായി 1938 ജൂലായ് ഏഴിനായിരുന്നു ജനനം. അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ബോര്‍ഡംഗം, വൈസ് പ്രസിഡന്റ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം പ്രവര്‍ത്തകസമിതിയംഗം, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, പ്രസിഡന്റ് -എഫ് ക്യൂബ്ഡ്‌ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കെ.ടി.സി. സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകള്‍ കുമാരി ജയരാജാണ് ഭാര്യ. മക്കള്‍: ഡോ.ജെയ്‌സി ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ് ഡോ.ദീപ സുനില്‍ (പി.വി.എസ്. ഹോസ്പിറ്റല്‍, കോഴിക്കോട് ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടര്‍, പി.വി.എസ്. ഹോസ്പിറ്റല്‍ ഡോ.ദീഷ്മ രാജേഷ് (പി.വി.എസ്. ഹോസ്പിറ്റല്‍ മരുമക്കള്‍: ഡോ.പ്രദീപ് ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ് ഡോ.സുനില്‍ രാഹുലന്‍ (അബുദാബി ഡോ.ആര്യ ജയ് കിഷ് (പി.വി.എസ്. ഹോസ്പിറ്റല്‍ ഡോ. രാജേഷ് സുഭാഷ് (പി.വി.എസ്. ഹോസ്പിറ്റല്‍ സഹോദരങ്ങള്‍: സാവിത്രി (ഫറോക്ക് സതി (അയ്യന്തോള്‍ പരേതരായ ഡോ.ടി.കെ.രവീന്ദ്രന്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഗംഗാധരന്‍(വിമുക്തഭടന്‍ ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. കോളേജ്, ചാലക്കുടി സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വീസ് സരോജിനി, സരസ്വതി. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി.ഗംഗാധരന്‍ എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്. പരിമിതികൾ കരുത്താക്കി, അബ്ദുള്‍ നിസാര്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ കൊച്ചി: ഭിന്നശേഷി വിഭാഗത്തില്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരനുള്ള സംസ്ഥാന പരിമിതികൾ കരുത്താക്കി, അബ്ദുള്‍ നിസാര്‍ മികച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ സംസ്ഥാനത്ത് ഇന്ന് 5405 പേര്‍ക്ക് കോവിഡ്; ആകെ മരണം 40,535 ലക്ഷദ്വീപ് യാത്രാ കപ്പലില്‍ തീപിടിത്തം; ആളപായമില്ല നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 214 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 3120 പേര്‍ കേരളത്തിന്റെ വികസനത്തിന് കേന്ദ്രം ഇടങ്കോലിടുന്നു, കെ റെയില്‍ ലോക്‌സഭയില്‍ ഉന്നയിച്ച് എഎം ആരിഫ് എന്തിന് വേണ്ടി നടത്തുന്നു ഈ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവർ ടീമുകളായി തിരിഞ്ഞ് മനുഷ്യ യന്ത്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്‌ഷ്യം. ഒരു ഇടവേളയ്ക്ക് ശേഷം ഗ്രൂപ്പിനെ സജ്ജീവമാക്കുക. ആവശ്യമായ സമയം: 10 – 15 മിനിറ്റ് ഗ്രൂപ്പിന്റെ വലുപ്പം പരിമിതികൾ ഇല്ല. എന്നാൽ 8 – 12 പേരടങ്ങിയ ചെറു ഗ്രൂപ്പുകൾ ആയി മാറ്റുക. നടപടിക്രമം ഗ്രൂപ്പിനെ ടീമുകളായി വിഭജിക്കുക. ടീമുകൾക്ക് അഞ്ച് മിനിറ്റ് സമയം നൽകുക. ഗ്രൂപ്പിലെ ഓരോ വ്യക്തിയും തയ്യാറാക്കുന്ന യന്ത്രത്തിന്റെ ഭാഗങ്ങൾ ആയിരിക്കും…. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോര്‍ട്ട് – Tip of India News സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോര്‍ട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമെന്ന് റിപ്പോര്‍ട്ട് ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതലെന്ന് റിപ്പോര്‍ട്ട്. 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ റിപ്പോര്‍ട്ട് പ്രകാരം യു.പിയില്‍ 59,445 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ ഇത് 56, 011 കേസുകളും 2016ല്‍ 49,262 കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 6135 പോക്സോ കേസുകളും ബലാത്സംഗ കേസുകള്‍ 2142 ആണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതില്‍ 35 കേസുകളും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 208 കേസുകളും സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനത്തില്‍ 10,835 കേസുകളും സ്ത്രീകളെ അധിക്ഷേപിച്ചതില്‍ 1074 കേസുകളുമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത 95% ബലാത്സംഗ കേസുകളിലും പ്രതിസ്ഥാനത്ത് ഇരയുടെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ, ബന്ധുക്കളോ, അറിയാവുന്ന ആളുകളോ ആണ്. അതേസമയം പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് കുറ്റകൃത്യങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീക്ക് ധൈര്യം നല്‍കുന്നതെന്ന് മുന്‍ ഡി.ജി.പി പ്രവീണ്‍ ദീക്ഷിത് വ്യക്തമാക്കി. 50,000 രൂപയും മദ്യവും കൈപ്പറ്റുന്നതിനിടെ എസ്.ഐയെ അഴിമതി വിരുദ്ധ വിഭാഗം പിടികൂടി കരുനാഗപ്പള്ളിയില്‍ നാല്‍പ്പത്തിയഞ്ചുകാരിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… കൊവിഡ് ഭേദമായവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചാല്‍ മതിയെന്ന് ഐസിഎംആര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച്‌… ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍… ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി ബെങ്കാളി ഉര്‍ദു ഉസ്ബക്‌ തായ്‌ ബോസ്നിയന്‍ ഇംഗ്ലീഷ് ജാപനീസ്‌ സ്പാനിഷ്‌ ഉയിഗര്‍ ഫ്രെഞ്ച്‌ ചൈന തെലുങ്ക്‌ റഷ്യന്‍ സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് മാര്‍ഗമില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഇ വാർത്ത evartha Air India will have to shut if not privatised: Minister Breaking News: മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം ◆ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി ◆ ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല ◆ രാജ്യത്ത് ആദ്യമായി ആഗോളപഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ◆ മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ ◆ പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി ◆ കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ; രോഗവിമുക്തി 5833 ◆ സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി; പിങ്ക് പൊലീസ് കേസിൽ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി ◆ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് മാര്‍ഗമില്ല; എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി സ്വകാര്യവല്‍ക്കരണം നടന്നില്ല എങ്കിൽ പൊതുമേഖലയിലെ വ്യോമഗതാഗത കമ്പനിയായ എയര്‍ ഇന്ത്യ എന്നന്നേക്കുമായിഅടച്ചുപൂട്ടേണ്ടി വരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം സ്ഥാപനത്തിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ നിന്ന് കടക്കെണിയിലായ എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മുന്നിൽ സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയം അധികം വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ വർഷം മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം ◆ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി ◆ ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല ◆ രാജ്യത്ത് ആദ്യമായി ആഗോളപഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ◆ മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ ◆ പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി ◆ കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ; രോഗവിമുക്തി 5833 ◆ സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി; പിങ്ക് പൊലീസ് കേസിൽ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി ◆ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാര്‍; പേര് വിവരങ്ങള്‍ പുറത്ത് വിട്ടു മസ്കറ്റിലെ അന്തരാഷ്ട്ര വിമാനത്തവാളത്തിന് സമീപം നടന്നുവന്നിരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി നമ്മുടെ നാട്ടിലുള്ള പുതിയ മര്യാദകളൊന്നും എനിക്കറിയാന്‍ മേലായിരുന്നു. പ്രവാസിയായ ഞാന്‍ സകല പ്രവാസികളെയും പോലെ എല്ലാ പ്രയാസങ്ങളോടു കൂടെത്തന്നെയായിരുന്നു ആ വെക്കേഷനും പാഴാക്കാന്‍ നാട്ടിലെത്തിയത്‌. എല്ലാ വെക്കേഷന്‍ സമയത്തും കരുതും ഇനി ഒരു തിരിച്ചുവരവില്ലാ എന്ന്‌. പ്രവാസ ജീവിതം അത്രക്കു മടുത്തു അതുതന്നെയാണു കാരണം. ഇവിടെ കൃത്യസമയത്തു ജോലി ചെയ്യണം എന്നു മാത്രമല്ല ഭക്ഷണമുണ്ടാക്കി വിളമ്പിവെക്കാന്‍പോലും ആളില്ലാത്തതുകൊണ്ട്‌ വല്ലതും വെട്ടി വിഴുങ്ങണമെങ്കില്‍ സ്വയം ഉണ്ടാക്കണം അതിനുള്ള മടി ഒരു റിയാല്‍ കൊടുത്താല്‍ നാലെണ്ണം കിട്ടുന്ന കുബ്ബൂസില്‍ ചെന്നെത്തിക്കും അങ്ങിനെ നീണ്ടുപോകുന്നു ഇവിടുത്തെ പട്ടിക. നാട്ടിലെ സ്ഥിതിയോ തന്തപ്പടി ഗള്‍ഫില്‍ സ്വര്‍ണ്ണബിസ്കറ്റിനു വില പറയാന്‍ പോയതാണെന്നു മക്കള്‍ കൂട്ടുകാരുടെ മുന്‍പില്‍ വീരവാദം മുഴക്കുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്തുപോയാല്‍ ഭാര്യയുടെ പരാതിപ്പെട്ടിയുടെ മൂടി തുറന്നു പൊട്ടലും ചീറ്റലും തുടങ്ങും വീടിനു പുതിയ മോഡല്‍ പെയിന്റടിക്കുന്നതും പുതിയ അലങ്കാരച്ചെടികള്‍ അടുത്ത വീട്ടിലെ സാറാമ്മ വാങ്ങിയപ്പോള്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞതും അതിലും ഭംഗിയുള്ള ചെടികള്‍ വാങ്ങിച്ച്‌ സാറാമ്മയുടെ മുന്‍പില്‍ ജയിച്ചു നില്‍ക്കാന്‍ ഉടനെ പണമയക്കണമെന്നും ഇത്രയും ദുരിതമനുഭവിക്കുന്ന ഒരു സ്ത്രീ അവളല്ലാതെ ലോകത്തു മറ്റാരുമില്ലെന്നും പറഞ്ഞു നിര്‍ത്തി അവസാനം അവള്‍ ഇതുംകൂടിപറയും നിങ്ങൾക്കൊന്നുമറിയേണ്ടല്ലൊ മനുഷ്യാ ഏ സി റൂമില്‍ പുതച്ചു കിടന്നുറങ്ങിയാല്‍ മതിയല്ലൊ" അപ്പോഴെക്കും മൊബെയിലില്‍ കാശു കഴിഞ്ഞിരിക്കും അതു താനെ കട്ടാവും ഇനി സ്ഥിരം പല്ലവികള്‍ കേട്ടു കേട്ട്‌ ഇങ്ങേര്‍ക്കിത്‌ വല്ല റിക്കാർഡു ചെയ്തുവച്ചും കേട്ടാല്‍ പോരെ എന്നു പറഞ്ഞു മൊബെയില്‍ താനെ പണി മുടക്കുന്നതാണൊ എന്നും സംശയമുണ്ട്‌) ഏതായാലും എന്റെ കണവി പറഞ്ഞ ഒരുകാര്യം സത്യമാണു ഞാന്‍ എ സി റൂമില്‍ തന്നെയാണു കിടക്കാറു പുതപ്പും പുതക്കാറുണ്ട്‌.എനിക്കറിയാം എ സിയുണ്ടെങ്കില്‍ ജീവിതം ധന്യമായി എന്നുകരുതിയ എന്റെ പെണ്ണുമ്പിള്ളക്കു നേരം പുലരാന്‍ ഇനിയും വർഷങ്ങളുടെ അന്തരമുണ്ടെന്ന്‌!! ഒരു വിധം വിമാനത്താവളത്തില്‍ ലാന്റ്‌ ചെയ്തപ്പോൾ നമ്മുടെ സ്വന്തം വിമാനം നെടുവീര്‍പ്പിട്ടു . പെട്ടികള്‍ക്കുള്ള കാത്തിരിപ്പിനൊടുവില്‍ എന്റെ ലഗ്ഗേജു വന്നപ്പോള്‍ ഈ ലോകം തന്നെ എന്റെ കാൽക്കീഴിലായി എന്നു തോന്നിപ്പോയി എന്നതു സത്യം. ലഗ്ഗേജ്‌ ട്രോളിയില്‍ വെച്ചു ഒരു ജേതാവിനെപ്പോലെ നടക്കുമ്പോഴാണു പിന്നില്‍നിന്നും ഒരു വിളി"മോനെ വല്ലതും തായൊ""എന്റെ മണിച്ചിത്രത്താഴ്‌ പുണ്യാളാ എയർപ്പോർട്ടിനുള്ളിലും പിച്ചക്കാരൊ എന്റെ നേരെ നോക്കി യൂണിഫോമിട്ട്‌ തെണ്ടുന്ന പെണ്ണുമ്പിള്ളയെ കുറച്ചു നേരം നോക്കി നിന്ന ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു കസ്റ്റംസ്‌ ഓഫീസറാണുപോലും ) നമ്മുടെ നാടിനു സ്വാതന്ത്ര്യം കിട്ടി എന്നു കൊട്ടി ഘോഷിക്കുന്നവരോട്‌ ഞാനൊന്നു ചോദിക്കട്ടെ നമുക്ക്‌ എന്തു സ്വാതന്ത്ര്യമാണു കിട്ടിയത്‌? എന്തിനും ഏതിനും കൈക്കൂലി ഈടാക്കി പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന ഈ കാപാലികന്മാര്‍ക്കിടയില്‍പ്പെട്ടതിനെയാണൊ നാം സ്വാതന്ത്ര്യമെന്നുപറയുന്നത്‌ അതൊ തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്താനുള്ള സ്വാതന്ത്ര്യമാണൊ നാം നേടിയത്‌? സത്യം എന്നോടെങ്കിലും പറ ബ്രിട്ടീഷുകാരാ ഇവരില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ നീ ഇന്ത്യയില്‍ നിന്നും ഒളിച്ചോടുകയല്ലായിരുന്നൊ ? " എന്താഡാ ഇതില്‍ എത്ര മൊബെയില്‍ ഫോണുണ്ട്‌ തൊറക്കെഡാ "ഈ അലര്‍ച്ചയാണു എന്നെ ചിന്തയില്‍നിന്നുണര്‍ത്തിയത്‌ എന്റെ നേരെ മീശപിരിച്ചു അങ്കത്തിനു തയ്യാറായി നില്‍ക്കുന്നു ഒരുത്തന്‍ " സര്‍ കള്ള തെണ്ടീ എന്റെ കയ്യില്‍ ആകെ ഞാന്‍ ഉപയോഗിക്കുന്ന മൊബെയില്‍ മാത്രമെയുള്ളു "ഒരു വിധം ഞാന്‍ പറഞ്ഞൊപ്പിച്ചു " ശരി എനിക്കൊന്നു പരിശോധിക്കണം പെട്ടി മാറ്റിയിട്‌ എന്റെ പുണ്യാളമ്മാരെ ഈ കാലമാടന്‍ പെട്ടിയഴിക്കാനുള്ള പരിപാടിയാണൊ" ഞാന്‍ മനസ്സില്‍ പറഞ്ഞു എന്റെ നേരെ ഒന്നുംകൂടി തുറിച്ചു നോക്കികൊണ്ട്‌ അയാള്‍ അലറി "ഒരു അഞ്ഞൂറു റിയാല്‍ തന്നാല്‍ ഞാന്‍ വെറുതെ വിടാം അഞ്ഞൂറു റിയാലേ അയ്യായിരത്തി എഴുനൂറ്റി അൻപതോളം വരുന്ന ഇന്ത്യന്‍ രൂപ അതും കിട്ടാവുന്നവരോടെല്ലാം കടം വാങ്ങി നാട്ടില്‍ ഗൾഫിന്റെ പത്രാസുകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നോട്‌ ഞാൻ അയാളുടെ കാലു പിടിച്ചു. കാര്യം കാണാന്‍ നമുക്കു കസ്റ്റംസുകാരന്റെയും കാലു പിടിക്കാം എന്നു പണ്ട്‌ ഏതോ മഹാന്‍ എപ്പോഴോ പറഞ്ഞിട്ടുണ്ടല്ലൊ കാലു പിടുത്തത്തില്‍ അയാളുടെ മനസ്സിന്റെ ഫിഫ്റ്റി പേഴ്സന്റേജ്‌ അലിഞ്ഞു പിന്നീടയാൾ ഇരുന്നൂറ്റിയന്‍പതു റിയാല്‍ വേണമെന്നു ശഠിച്ചു ഞാന്‍ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ അയാള്‍ ചുറ്റുപാടും നോക്കിക്കൊണ്ട്‌ പറഞ്ഞു "ആരും കാണാതെ വേകം തന്നിട്ടു പോടാ അതില്‍ എനിക്കു ധൈര്യം വന്നു റിയാദ്‌ എയര്‍പ്പോർട്ടില്‍ നിന്നും കോഫി കുടിച്ചതിന്റെ മിച്ചം വന്ന പതിനഞ്ചു റിയാല്‍ എന്റെ പോക്കറ്റിലുണ്ടായിരുന്നു ഞാന്‍ വന്ന ധൈര്യം കൈവിടാതെ അതു ചുരുട്ടി അയാളുടെ കയ്യില്‍ പണ്ടാരടക്കി അയാൾ നോട്ടുകെട്ടു തുറന്നു നോക്കാതെ പോകറ്റില്‍ തിരുകുന്നതുകണ്ട ഞാന്‍ പെട്ടിയും കൊണ്ടു വച്ചു പിടിച്ചു തുറന്നു നോക്കിയാല്‍ ചിലപ്പോള്‍ എന്നെ വല്ല ഗോഷ്ടി കാണിക്കുന്ന രാഷ്ട്രീയക്കാരനുമായി ചിത്രീകരിച്ച്‌ അയാള്‍ക്കു ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നറിയാം. പുറത്തെത്തിയതും എന്റെ കഴിഞ്ഞ മൂന്നു വെക്കേഷന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ മൂന്നു പൊന്നോമനകളും കൂട്ടത്തിൽ എന്റെ ഭാര്യയും ഓടിവന്നു. എന്റെ കണ്ണു നിറഞ്ഞു ഇനിയെനിക്കു മരിച്ചാലും വേണ്ടിയില്ല ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ സമയമാണു ഈ മുഹൂര്‍ത്തം എന്റെ നേരെ ഓടി വന്ന കുരുന്നുകളുടെയും കണവിയുടെയും നേരെ ഞാന്‍ കൈ നീട്ടിയപ്പോള്‍ എന്റെ കൈ തട്ടി മാറ്റി ഞാന്‍ കൊണ്ടുവന്ന പെട്ടിയില്‍ അവർ പറന്നു വീണു അപ്പോഴാണു എന്റെ ഏറ്റവും ഇളയ മകളുടെ ശബ്ദം കേട്ടത്‌ മമ്മീ ഡാഡി കയറിയിട്ടില്ല " ശരിയാണല്ലൊ ഞാന്‍ വാഹനത്തില്‍ കയറിയിട്ടില്ല "ഒന്നു വാ എന്റെ മനുഷ്യാ അവിടെ എന്തോന്നു സ്വപ്നം കണ്ടു നിൽക്കുവാ " അവളുടെ കോട്ടയം ചുവയുള്ള ശകാരത്തിന്റെ തിരശ്ശീലയുയർന്നു ഇനി എന്റെ വെക്കേഷന്‍ തീരുന്നതു വരെ അതു തുടർന്നു കൊണ്ടിരിക്കും ഒരുവിധം വാഹനത്തില്‍ കയറിക്കൂടിയ ഞാന്‍ എന്റെ നാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്‌ പുറത്തേക്കു നോക്കി നിന്നു എന്റെ പണം കൊടുത്ത്‌ ഞാന്‍ വാങ്ങിയ നാലു ചക്ര വാഹനത്തില്‍ ഈ ഞാന്‍ തന്നെ ശമ്പളം കൊടുത്തു നിർത്തിയ ഡ്രൈവറോട്‌ എന്റെ കണവി വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു ഇടക്കു പൊട്ടിച്ചിരികൾ എല്ലാം നെടുവീർപ്പിലൊതുക്കിയ ഞാന്‍ ഒന്നു മയങ്ങി " ഡാഡി വീടെത്തി എന്റെ രണ്ടാമത്തെ വെക്കേഷന്റെ സ്മാരകം എന്നെ കുലുക്കി വിളിച്ചപ്പോഴാണു ഞാനുണര്‍ന്നത്‌ തിങ്ങി നിറഞ്ഞ അയല്‍ക്കാരോടും ബന്ധുക്കളോടും കുശലം പറഞ്ഞു ഒരു വിധം വീട്ടിലേക്കു ഇടതുകാല്‍ വെച്ചു കയറുമ്പോള്‍ തന്നെ ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഒരു കടുത്ത നോട്ടത്തില്‍ ഒതുക്കി ഗൾഫിന്റെ ഏതോ മുക്കില്‍ പണിയെടുക്കുന്ന മകന്റെ വിവരം തിരക്കിയ അയല്‍ക്കാരി അമ്മച്ചിയോട്‌ എന്തു പറയണം എന്നു ചിന്തിച്ചതിനൊടുവില്‍ അവനും ഞാനും ഗള്‍ഫിലെ ചായപ്പീടികയില്‍ ദിവസവും വെടിപറഞ്ഞിരിക്കാറുണ്ടെന്നു തട്ടിവിട്ടു തടിയൂരി എല്ലാവരുടെ മുൻപിലും പല കോമാളി വേഷങ്ങളും ആടിത്തിമർത്ത്‌ അവരെയെല്ലാം പിരിച്ചു വിടുമ്പോള്‍ ഞാന്‍ തീര്‍ത്തും അവശനായിരുന്നു ഇതിലും നല്ലത്‌ അറബിയുടെ ഇടിയും തൊഴിയുമായിരുന്നു ) എന്റെ കണവിയും വെക്കേഷൻ സ്മാരകങ്ങളും ഞാൻ കൊണ്ടുവന്ന പെട്ടികള്‍ മാന്തിപ്പൊളിച്ച്‌ പരസ്പരം കലഹിക്കുകയായിരുന്നു അപ്പോള്‍ ഓരോ സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും ഓരോരുത്തരുടെയും സന്തോഷം നിറഞ്ഞ മുഖം മനസ്സില്‍ കണ്ട എനിക്കു തെറ്റു പറ്റി എന്നു മനസ്സിലായത്‌. കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചുള്ള പരാതിയുയർന്നുവന്നപ്പോഴായിരുന്നു കലഹങ്ങള്‍ക്കൊടുവില്‍ രാവിന്റെ ഏതോ യാമത്തില്‍ കുട്ടികളെ ഉറങ്ങാന്‍ വിട്ട്‌ അവള്‍ വന്നു രണ്ടു വര്‍ഷങ്ങള്‍ കാത്തു നിന്നു കിട്ടിയ ആ രാത്രി, എല്ലാ ദുഖങ്ങളും മറക്കാനുള്ള രാത്രി അവൾ കൂടുതല്‍ സുന്ദരിയായി എനിക്കു തോന്നി എന്നെ നോക്കി അവള്‍ ഒന്നു മന്ദഹസിച്ചപ്പോള്‍ എന്റെ എല്ലാ ദുഖങ്ങളും പമ്പകടന്നു എന്നിലെ സ്നേഹം അവൾക്കു വേണ്ടി തുടിച്ചു " നേരം ഒരുപാട്‌ വൈകിയല്ലെ" അവളുടെ ചോദ്യത്തിനു "അതു സാരമില്ല എന്ന എന്റെ മറുപടി അവളെ സുഖിപ്പിച്ചു "നല്ല ക്ഷീണമുണ്ട്‌ നല്ല ഒരുറക്കം ഉറങ്ങണം നാളെ കാലത്തു തന്നെ നമുക്കു പിള്ളാരെയും കൂട്ടി എന്റെ വീട്ടില്‍ പോവാനുള്ളതാ" ഇതും പറഞ്ഞ്‌ ലൈറ്റണച്ച അവള്‍ ഒരു സൈഡിലേക്കു കിടന്നു കൂര്‍ക്കം വലിച്ചു തുടങ്ങി രണ്ട്‌ ദിവസം എയര്‍ ഇന്ത്യയും കാത്ത്‌ ഉറക്കമിളച്ചു വന്ന എനിക്ക്‌ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടിയില്ല അവളുടെ കൂര്‍ക്കം വലി എന്നെ പേടിപ്പെടുത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ കരുതിയ കാശും, അക്കൗണ്ടിലെ കാശും ഒരു വിധം കഴിഞ്ഞു. ഗൾഫുകാരനായിപ്പോയതിന്റെ പേരിൽ നാട്ടില്‍ ജോലിക്കു പോകുന്നതും നമ്മുടെ സമൂഹം വിലക്കിയതു കാരണം അതും ഗോപി ഇതിനിടയിലാണു വീടിനു വീണ്ടും പുതിയ പെയിന്റടിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധം കൂടി ക്കൂടി അതു സമരങ്ങളിലേക്കു വഴിതിരിഞ്ഞത്‌ സമരങ്ങൾ എന്റെ മനസ്സു മാറ്റും എന്നു എന്റെ ഭാര്യക്കു നന്നായി അറിയാമല്ലൊ അവസാനം ഞാന്‍ ആ തീരുമാനമെടുത്തു എന്റെ പേരില്‍ പത്തു സെന്റ്‌ സ്ഥലമുണ്ടായിരുന്നത്‌ വില്‍ക്കണം ഭൂമി വിൽക്കാമെന്നുവച്ചപ്പോള്‍ വാങ്ങാനുള്ള ആളെ തിരക്കി നടന്ന്‌ ഒടുവില്‍ പറ്റിയ ഒരാളെ കണ്ടു പിടിച്ചു. ഞങ്ങളുടെ പ്രദേശം മലയോരമായതുകൊണ്ട്‌ പതിനായിരം രൂപ മാത്രമെ സെന്റിനു വില കിട്ടുകയുള്ളൂ എന്ന്‌ അയാള്‍ പറഞ്ഞതും എന്റെ നിവൃത്തികേടു കൊണ്ടാണു സമ്മതിച്ചത്‌ പതിനായിരമെങ്കില്‍ പതിനായിരം പത്തു സെന്റിനു ഒരു ലക്ഷം കിട്ടുമല്ലൊ ഭാര്യയുടെ സമരം അവസാനിപ്പിക്കലായിരുന്നല്ലൊ എന്റെ മുഖ്യ അജണ്ട) ഭൂമി പോക്കുവരവ്‌* ചെയ്തുകിട്ടാന്‍ തഹസീല്‍ദാറിനെ കാണണം ആളൊരു കൈക്കൂലിക്കാരനാണെന്ന്‌ ആരൊ പറഞ്ഞു കേട്ടപ്പോള്‍ എന്റെ ഒരു കൂട്ടുകാരനില്‍ നിന്നും പതിനായിരം രൂപ കടം വാങ്ങിയ ഞാന്‍ ഞെളിഞ്ഞു നടന്നുകൊണ്ടാണു താലൂക്കാപ്പീസിലെത്തിയത്‌ കാരണം പതിനായിരത്തിന്റെ കെട്ടു കണ്ടു ചിരിക്കുന്ന തഹസില്‍ദാറിന്റെ മുഖമായിരുന്നു മനസ്സില്‍ മുഴുവന്‍ താലൂക്കാപ്പീസില്‍ കൂർക്കം വലിച്ചുറങ്ങുന്ന പിയൂണിനെ വിളിച്ചുണര്‍ത്തി തഹസീല്‍ദാറിന്റെ മുറിയിലേക്കുള്ള വഴി ചോദിച്ചു പൊടിപിടിച്ച ഫയലുകള്‍ക്കിടയിലൂടെ തപ്പി ത്തടഞ്ഞ്‌ ഒരു വിധം ഞാന്‍ അവിടെയെത്തി അപരിചിതനായ എന്നെ കണ്ടതിനാലാവണം അവിടുത്തെ അന്തേവാസികളായ ചുണ്ടെലി, പാറ്റ, കൂ റ തുടങ്ങിയ വകകൾ അവിടെയിവിടെയെല്ലാം പതുങ്ങി നിന്നു അവർക്കും വല്ലതും കിട്ടുമോന്നറിയാന്‍ വെള്ളമിറക്കി എന്റെ വരവറിയിക്കാന്‍ ഞാന്‍ ഒന്നു ചുമച്ചു ഇതു കേട്ട തഹസീല്‍ദാര്‍ സാറു എന്നെ കൈകൊട്ടി വിളിച്ചു പൊടിമണ്ണിലൂടെ ഓടിക്കളിക്കുന്ന മൂട്ടക്കുട്ടികള്‍ നിറഞ്ഞ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു ആവശ്യക്കാരൻ ഞാനായതുകൊണ്ട്‌ ഇരുന്നു എന്റെ ഇരുത്തത്തില്‍ ഞെരിഞ്ഞമര്‍ന്ന മൂട്ടക്കുട്ടന്മാരെ മാപ്പാക്കൂ) ഞാൻ എന്റെ ആഗമനോദ്ദേശം അദ്ദേഹത്തെ അറിയിച്ചു നാളെ എന്റെ ഭൂമി പോക്കുവരവ്‌* ചെയ്തു തരണം " സര്‍വ്വെ നമ്പര്‍ തുടങ്ങിയ എല്ലാ നമ്പറുകളും ഞാന്‍ വിശദീകരിച്ചുകൊടുത്തു അവസാനം ഞാന്‍ ആ പൊതി കയ്യിലെടുത്തു പതിനായിരം വിയര്‍പ്പുതുള്ളികളുടെ പൊതി പൊതി തുറന്നതും പണം എണ്ണിയ സാക്ഷാല്‍ തഹസീല്‍ദാര്‍ സാര്‍ എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട്‌ അലറി വിളിച്ചു " പുറമ്പോക്കു ഭൂമി മറിച്ചു വില്‍ക്കാന്‍ എനിക്കു കൈക്കൂലിയും കൊണ്ടു വന്നതാണല്ലേഡാ നീ റിയലെസ്റ്റേറ്റ്‌ മാഫിയാ തലവനല്ലേഡാ ആരവിടെ അയാൾ അലറിവിളിച്ചു ആരൊക്കെയൊ എന്നെ പിടിച്ചു ഫോൺ വിളികൾക്കൊടുവില്‍ അവരെത്തി തഹസീല്‍ദാറിനു കൈക്കൂലി കൊടുത്തതിനു എന്നെ അറസ്റ്റുചെയ്യാന്‍ കാക്കിയിട്ട തൊപ്പിവെച്ച അവര്‍ വിലങ്ങിട്ട കൈകളുമായി ലോക്കപ്‌ ലക്ഷ്യമാക്കി നടക്കുമ്പോഴും ഭാര്യയുടെ സമരത്തെ കുറിച്ചായിരുന്നു എന്റെ ചിന്ത ലോക്കപ്പില്‍ കയറിയ എന്റെ അരികില്‍ മാലാഖയെപ്പോലെ ഒരാള്‍ വന്നു സാറാണു കൈക്കൂലി കൊടുത്താലുള്ള ഭവിഷ്യത്തുകളെ കുറിച്ചു എനിക്കു പറഞ്ഞുതന്നതു കൈക്കൂലി വാങ്ങിക്കുന്നതിലേറെ കുറ്റമാണുപോലും കൈക്കൂലി കൊടുക്കുന്നത്‌ " എന്റെ സാറെ ഞാന്‍ പെട്ടു പോയി ഇനിയെന്തു ചെയ്യും?" "ഒരേയൊരു വഴിയെയുള്ളു സര്‍ക്കിളേമ്മാനു ഇരുപതിനായിരം കൊടുത്താല്‍ കേസ്സാക്കാതെ പുറത്തു വിടും " അവസാനം എന്റെ സുഹൃത്തുക്കൾക്കു വിളിച്ച്‌ ഇരുപതിനായിരത്തിനുകൂടി ഏർപ്പാടു ചെയ്തു ആ പണം കയ്യില്‍ വന്നപ്പോഴാണു നമ്മുടെ സര്‍ക്കിളേമ്മാൻ ചിരിച്ചതും സുഗന്ധം പരത്തിയതും. പതിനായിരം കൈക്കൂലി കൊടുക്കാന്‍ പോയി മുപ്പതിനായിരം കൈവിട്ടഞാനും കൂടെ എന്റെ സുഹൃത്തുക്കളും പോലിസ്‌ സ്റ്റേഷനു പുറത്തുവന്നപ്പോൾ എനിക്കു ഒരുകാര്യത്തില്‍ അഭിമാനം തോന്നി നമ്മുടെ രാജ്യത്ത്‌ കൈക്കൂലി വാങ്ങിക്കാത്ത ഒരു തഹസീല്‍ദാര്‍ എങ്കിലുമുണ്ടെല്ലൊ ഈ സന്തോഷവാർത്ത ഞാന്‍ എന്റെ കൂട്ടുകാരോട്‌ പങ്കിട്ടപ്പോള്‍ അവരാണു പറഞ്ഞത്‌ " എടാ മണ്ടാ അയാൾ പതിനായിരവും ഇരുപതിനായിരവുമൊന്നും കൈക്കൂലി വാങ്ങിക്കില്ല ഭൂമിയിടപാടില്‍ മിനിമം ഒരു ലക്ഷം രൂപയാണു അയാളുടെ റേറ്റ്‌ അപ്പോൾ കറങ്ങിയ തലക്കറക്കം എന്നെ ഹോസ്പിറ്റലിലെത്തിച്ചപ്പോള്‍ അവിടുത്തെ വെളുത്ത ഫാനിന്റെ കറക്കവും നോക്കി ഞാന്‍ ചിന്തിക്കുകയായിരുന്നു എന്റെ ഭൂമി വിറ്റാല്‍ കിട്ടുന്നതു ഒരു ലക്ഷം രൂപ, കൈക്കൂ ലി ഒരു ലക്ഷം കൊടുത്താല്‍ ബാക്കി വരുന്നത്‌ എന്നാലും ഞാന്‍ സമാധാനിച്ചു ഇപ്പോള്‍ മുപ്പതിനായിരമല്ലെ എനിക്കു പോയത്‌ ബാക്കി എഴുപതിനായിരവും എന്റെ സ്ഥലവും മിച്ചമുണ്ടല്ലൊ ലാഭം എനിക്കുതന്നെ എനിക്കു പാരമ്പര്യമായി കിട്ടിയ എന്റെ സ്വന്തം ഭൂമി പുറമ്പോക്കാണു പോലും വാല്‍ കഷണം ഇനി നിങ്ങള്‍ക്കൊരു സംശയമുണ്ടാകും എന്റെ ഭാര്യയുടെ സമരം മാറിയോ എന്ന്‌ എന്റെ മുപ്പതിനായിരം തുലച്ച്‌ എന്നെ ആശുപത്രിയിലെ ഫാനിനു കീഴെയെത്തിച്ചപ്പോള്‍ അവളുടെ സമരവും പൊളിഞ്ഞു, അത്‌ തുള്ളികളായി അവളുടെ കണ്ണിൽനിന്നുമടര്‍ന്ന്‌ എന്റെ മാറില്‍ പതിച്ചപ്പോള്‍ പുതിയ ഒരു വെക്കേഷന്റെ സ്മാരകത്തിനു തറക്കല്ലിട്ടു. എഴുതിയത് രസികന്‍ at 9:03 AM ആ ഒരു സുദിനത്തിനു വേണ്ടീ ചോര നീരാക്കുന്നവരെ നമുക്കു ഒരുപാടു കാണാൻ കഴിയും എല്ലാവരുടെയും സ്വപ്നത്തിലെപ്പോലെ നടക്കറുണ്ടോ? ചെറിയ ഒരു ഹാസ്യ വീക്ഷണം ""അതും കിട്ടാവുന്നവരോടെല്ലാം കടം വാങ്ങി നാട്ടില്‍ ഗള്‍ഫിന്റെ പത്രാസുകാണിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എന്നോട്‌ ഗള്‍ഫുകാരന്‍ നാട്ടില്‍ ചെന്നു വേറെ പണിക്കു പോവാത്തതിനും കാരണം ഇതു തന്നെ പത്രാസ് എത്ര കഷ്ടപ്പെട്ടാലും നാട്ടിലെത്തുമ്പോള്‍ ആ കഷ്ടപ്പാട് മറച്ചു വെക്കുന്ന ഗള്‍ഫുകാരന്‍ തന്നെയാണ് എല്ലാത്തിനും ഉത്തരവാതി ഒരു പരിതിവരെ പിന്നെ കൈകൂലിയുടെ വീക്ഷണം ഇഷ്ടപ്പെട്ടു ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ "കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ അല്ല പിന്നെ തിങ്ങി നിറഞ്ഞ അയല്‍ക്കാരോടും ബന്ധുക്കളോടും കുശലം പറഞ്ഞു ഒരു വിധം വീട്ടിലേക്കു ഇടതുകാല്‍ വെച്ചു കയറുമ്പോള്‍ തന്നെ ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഹ ഹ ഹ നല്ല രസകരമായ വിവരണം..ശരിക്കും രസികന്‍ തന്നെ പേരിനെ അന്വര്‍ഥമാക്കുന്ന വിവരണം.. തിരക്കാര്‍ന്ന ജോലിക്കിടയില്‍ അല്പം ഒരാശ്വാസവും വിശ്രമവും കിട്ടാനായി സന്തോഷത്തോടെ നാട്ടില്‍ പോകുന്ന പ്രവാസിക്ക് നാട്ടില്‍ നിന്നും കിട്ടുന്നതും തിരക്കുള്ള ജോലി തന്നെ. നാട്ടില്‍ എത്തുമ്പോള്‍ ആയിരിക്കും ഇതുപോലെ വീടിനു പെയിന്റ് അടിക്കാനും മറ്റും കേള്‍ക്കേണ്ടി വരുന്നത്. എന്നും ആദ്വാനിക്കാന്‍ വിധിക്കപ്പെട്ടവന്‍ പ്രവാസി രാവും പകലും കഷ്ടപ്പെട്ട് ഇനി ഒരു തിരിച്ചുവരവ് undaakaruthe എന്ന് കരുതി നാട്ടില്‍ പോകുന്ന പ്രവാസിക്ക് നാട്ടില്‍ എത്തി കുറച്ച് കാലം കഴിയുമ്പോഴേക്കും തിരിച്ചു പോരേണ്ട ഗതികേടാനുണ്ടാകുന്നത്. പ്രവാസികളുടെ പച്ചയായ ജീവിതം ഇതിലും നന്നായി വര്‍ണിക്കാന്‍ കഴിയില്ല. മിക്ക പ്രവാസികളുടെയും ജീവിതത്തില്‍ സംഭവിച്ചതോ സംഭവിക്കനിരിക്കുന്നതോ ആയ കാര്യങ്ങള്‍ തുറന്നെഴുതിയ രസികന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലായിടത്തും ചൂഷനത്തിനിരയാകുന്ന പ്രവാസികളെ കുറിച്ച് എഴുതിയ രസികന് ഒരായിരം അഭിനന്ദനങ്ങള്‍. വല്ലതും തരണേ എന്റെ മണിചിത്ത്രത്താഴ് പുണ്യാളാ രസികാ ത്കർപ്പൻ ശൈലികളാണു ഈ കഥയിൽ ഉപയോഗിച്ചത്. പലയിടത്തും മനസ്സറിഞ്ഞു ചിരിച്ചു പോയി. ശരിക്കും ഒരിക്കൾ കൂടി പ്രവാസീകളെ കുറിച്ചു എഴുതിയതിനു രസികനു ഇനിയും ഒരുപാടു “സ്മാ‍രകങൾ” ഉണ്ഡാവട്ടെ എന്ന് ആശംസിക്കുന്നു. പോസ്റ്റിലെ ആക്ഷേപ ഹാസ്യത്തോട് യോജിക്കുന്നു. ഏതൊരു പ്രവാസിയും അനുഭവിക്കുന്ന/അനുഭവിച്ചിരിക്കുന്ന ചില സത്യങ്ങളാണു രസികന്‍ പറഞ്ഞത്. ഇതില്‍ ഒരു കാര്യം വിട്ടു പോയിട്ടുണ്ട്..എല്‍ ഐ സി ഏജന്റുമാര്‍..ശല്യം എന്നു പറയാന്‍ പറ്റില്ല അതുനുമപ്പുറമാണ് ഇവറ്റകളുടെ സ്ഥാനം. ഒരെണ്ണം എടുത്തെട്ടുണ്ടെന്നുപറഞ്ഞാല്‍, ജനിക്കാന്‍ പോകുന്ന കുട്ടിയുടെ പോളസി ഇപ്പോഴെ എടുപ്പിക്കും ഇല്ലെങ്കില്‍ സൈര്യം തരില്ല.. എല്‍ ഐ സി ബ്ലോഗേഴ്സ് ഇതു വായിക്കുന്നുണ്ടെങ്കില്‍..തീര്‍ച്ചയായും ഒന്നു ചിന്തിക്കുക/ മനസ്സിലാക്കുക..പ്രവാസികള്‍ക്കറിയാം അവന്റെ ജീവന്റെ വില, സമ്പാദ്യം സൂക്ഷിക്കാനുള്ള അറിവ്..കിട്ടുന്ന കുറച്ചു ദിവസം നിങ്ങളായിട്ടു നശിപ്പിക്കല്ലെ.. നിറ്ത്തിയ ഡ്രൈവറോട് എന്റെ കണവി വാ തോരാതെ ഇടക്ക് പൊട്ടിച്ചിരി തമാശക്കാര്യത്തിനിടക്ക് നന്നായി ഒന്ന് തോണ്ടി അല്ലെ? എന്റെ പെങ്കോലുട്ടി എന്നോടെപ്പോഴും പറയും നമുക്കൊരു കാറ് വാങ്ങണം ഹും ഞാനേതാ മോന്‍?. പിന്നെ, നമ്മള്‍ പ്രവാസികള്‍ ഉള്ളിടത്തോളം കാലം രഹസ്യമായ തെണ്ടികളും പരസ്യമായ പിടിച്ചു പറിക്കാരും ഉണ്ടായിക്കൊണ്ടിരിക്കും പുറമ്പോക്കു ഭൂമി മറിച്ചു വില്‍ക്കാന്‍ എനിക്കു കൈക്കൂലിയും കൊണ്ടു വന്നതാണല്ലേഡാ നീ റിയലെസ്റ്റേറ്റ്‌ മാഫിയാ തലവനല്ലേഡാ ആരവിടെ ഗള്‍ഫ് നിന്നും ഇത്തരം വിശ്രമം നയിക്കാന്‍ നാട്ടിലെത്തിയാല്‍ എന്തെല്ലാം സഹിക്കണം അവസാനം കീശ കാലിയായി തിരിച്ചു പോകാന്‍ വരെ കടം വാങ്ങേണ്ട അവസ്ഥയാണ്.പ്രവാസിയുടെ ജീവിതം അതാണ് സ്നേഹിതൻ: താങ്കളുടെ കാഴ്ചപ്പാട് ശരിയാണ് ഗൾഫുകാരൻ എല്ലാം മറച്ചു വെക്കുന്നത് ചിലപ്പോൾ കുറഞ്ഞ സമയത്തേക്കെങ്കിലും എല്ലാമൊന്നു മറക്കാൻ വേണ്ടിയായിരുഇക്കും പക്ഷെ അത് അവനു തന്നെ ഭീഷണിയായിരിക്കുകയാണ് കാന്താരിക്കുട്ടി: വന്നതിനും കമന്റിയതിനും പ്രോത്സാഹനം തന്നതിനും നന്ദിയുണ്ട് അഭയാർത്ഥി: ഇനി വരില്ലാ എന്നു പറ്ഞ്ഞ് നാട്ടിൽ പോയ ഒരുപാട് ആളുകളെ എനിക്കറിയാം അതിൽ ഒരാൾ എന്നോട് പറഞ്ഞത് വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു സ്വന്തം ഭാര്യ അദ്ദേഹത്തെ ഗൾഫു ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നില്ലാ പോലും അതിനു ഒരുപാടു കാര്യ കാരണങ്ങളും അവർ പറയുന്നുണ്ട് എന്തിനും ഏതിനും ഓരോ കാരണാങ്ങൾ ഉണ്ടാവുമല്ലൊ ടെലിമാജിക് പ്രവാസികളെക്കുറിച്ച് എത്ര പറഞ്ഞാലും അവസാനിക്കുകയില്ല അനിൽ: എയർപ്പോർട്ടിലെ കൈക്കൂലി നിർത്താൻ ഒരേയൊരു വഴിയേയുള്ളു എയർപ്പോർട്ടുകൾ നിർത്തലാക്കുക. ചില ആളുകൾക്ക് ഒരു സംശയമുണ്ടാകും യാത്രക്കാരൻ കൊടുക്കുന്നത്കൊണ്ടല്ലെ വാങ്ങുന്നത് എന്ന് ശരിയാണ് കഷ്ടപ്പെട്ട് സാധനങ്ങൾ പാക്ക് ചെയ്ത് അതും വഹിച് സ്വന്തം നാട്ടിൽ കാലുകുത്തുമ്പോൾ “ പെട്ടി അഴിക്കെടാ” എന്നു കേൾക്കുമ്പോൾ രാവിലെ മുതൽ തന്റെ വരവും കാത്ത് എയർപോർട്ടിൽ അക്ഷമരായിരിക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം മനസ്സിൽ തെളിഞ്ഞുവരും അപ്പോൾ ആരും കൊടുത്തു പോകും കുഞ്ഞൻ താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് LIC ക്കാർ എന്റെ ശ്രദ്ധയിലുണ്ട് അവരെക്കുറിച്ചു മാത്രം ഒരു പോസ്റ്റിട്ടാലെ എനിക്കു സമാധാനം കിട്ടൂ. പണ്ട് ഞാൻ മൂക്കിനു കീഴെക്കൂടി പോയാൽ പോലും ഒന്നു പുഞ്ചിരിക്കുകപോലും ചെയ്തിട്ടില്ലാത്ത പലരും ഇന്നു LIC ഏജന്റ് ആയതോടെ ചായക്കു ക്ഷണിക്കുന്നു വായ വലിച്ചു കീറി ച്ചിരിക്കുന്നു etc ഒ എ ബി “നമ്മള്‍ പ്രവാസികള്‍ ഉള്ളിടത്തോളം കാലം രഹസ്യമായ തെണ്ടികളും പരസ്യമായ പിടിച്ചു പറിക്കാരും ഉണ്ടായിക്കൊണ്ടിരിക്കും “ ഈ വാചകം എനിക്കു നന്നായിട്ടു രസിച്ചു അനൂപ്: സത്യമാണ് അനൂപ് എല്ലാവർക്കും അവനവന്റെ കാര്യമാണു വലുത് മനുഷ്യരുടെ മനസ്സ് അത്രക്കു ഇടുങ്ങിപ്പോയി ഇതായിരിക്കും ചിലപ്പോൽ കലികാലത്തിലെ കലികാലം ഒരിക്കലും പ്രവാസി ആയിട്ടില്ലാ, അകലെ നിന്നു കണ്ടിട്ടേയുള്ളൂ.ഇപ്പോള്‍ ഈ പ്രവാസികളുമായുള്ള സഹവാസം തുടങ്ങിയിട്ട്‌(ബൂലോഗത്തില്‍ നിങ്ങളുടെ മനസ്സു് എനിക്കും മനസ്സിലായിത്തുടങ്ങി. ഇതു ശരിക്കും കലക്കി കളഞ്ഞല്ലോ മാഷേ അടിപൊളി..കേട്ടോ..നല്ല പോസ്റ്റ്.ഗള്‍ഫ്കാരന്റെ എല്ലാ പ്രശ്നങ്ങളെയും നര്‍മത്തിലൂടെ നന്നായി പകര്‍ത്തിയിരിക്കുന്നു. നാട്ടിലായിരുന്ന കാലത്തു ,ഏതൊരു ഗള്‍ഫ്കാരന്റെ ഭാര്യയേയും പോലെ ഞാനും ചിന്തിച്ചിരുന്നു ഈ ഗള്‍ഫ്‌ കാര്‍ക്ക് കൈയില്‍ കാശില്ല എന്ന് പറയാന്‍ മാത്രമേ അറിയൂ" എന്ന് ഇവിടെ വന്നപ്പോള്‍ സംഗതിയുടെ "ടെക്നിക്" പിടികിട്ടി.. എഴുത്തുകാരി ശരിക്കും പ്രവാസികള്‍ അവരുടെ പ്രയാസങ്ങള്‍ പറയുമ്പോള്‍ അതുപോലെ തന്നെ ജവാന്മാര്‍ അവരുടെ വീര സാഹസങ്ങള്‍ വിവരിക്കുമ്പോള്‍ പുളു നമ്മളിതെത്ര കേട്ടതാ എന്ന രീതിയില് പലരും ചിരിച്ചു തള്ളാറാണു പതിവ് പക്ഷെ എഴുത്തുകാരി പ്രവാസികളെ മനസ്സിലാക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട് സ്മിത ഇപ്പോള്‍ സംഗതിയുടെ "ടെക്നിക്" പിടികിട്ടിയല്ലോ മറ്റൊരു കാര്യം കു‌ടി ഓര്‍ക്കുക ഒരു പ്രയാസവുമില്ലാതെ നല്ല നിലയില്‍ ജീവിക്കുന്ന ഒരുപാടു പ്രവാസികളെയും നമുക്കിവിടെ കാണാന്‍ കഴിയും പക്ഷെ എണ്ണത്തില്‍ കുടുതല്‍ "പ്രയാസികള്‍ തന്നെയാണെന്നതാണ് സത്യം ചാത്തനേറ്:“വെക്കേഷൻ സ്മാരകങ്ങളും ” എന്നാ ഉപമ പ്രവാസികളുടെ ദുരിതങ്ങള്‍ അവസാനിയ്ക്കുന്നില്ല അല്ലേ മാഷേ. (ഒറ്റ വാക്യത്തില്‍ ഉത്തരം പറഞ്ഞ് ശീലിച്ച് പോയോണ്ടാ, ട്ടാ) കുട്ടിച്ചാത്തന്‍ ഇതുവഴി വന്നതിനും ചാത്തനേറു നടത്തിയതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു ശ്രീ: പ്രവാസദുരിതങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല ഗൾഫിൽ പെട്രോൾ നിലക്കുന്നത്‌ വരെ അത്‌ തുടർന്നുകൊണ്ടിരിക്കും കിച്ചു, ചിന്നു: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌ കൈതമുള്ള്‌ ആ സ്മൈലി ഞാൻ എടുത്തു കെട്ടൊ ഞാന്‍ പ്രവാസിയൊന്നുമല്ല എന്നാലും അവരുടെ കഷ്ടപാടിന്റെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട് പുലിവാല് പിടിച്ച രസികന്‍! രസകരമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. “എന്നാ തിരിച്ചു പോണെ” ഏതു പ്രവാസിയോടും നാട്ടുകാര്‍ക്ക് ചോദിക്കാനുള്ള ഒഴിവാക്കാന്‍ പറ്റാത്ത ചോദ്യം. രസിപ്പിച്ച്, ചിന്തിപ്പിച്ച്, കാര്യങ്ങൾ എത്ര തന്മയത്തത്തോടെയാണ് പറഞ്ഞത്. ഓരോ അവധിക്കാലവും സമ്മാനിക്കുന്ന ഒരുകൂട്ടം നല്ലതും ചീത്തയുമായ ഓർമ്മകളെ മരുഭൂമിയുടെ തീക്ഷ്ണതയിൽ കരിയിച്ച് കളഞ്ഞ് പുതിയ അനുഭവങ്ങൾ തേടി നാം വീണ്ടും യാത്രയാവും അതാണ് പ്രവാസി ഒന്നുമില്ല പെട്ടിയിലെങ്കില്‍ എന്തിനാണ് താങ്കള്‍ കൈകൂലി കൊടുത്തതെന്ന് മനസ്സിലാവുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ താങ്കളെപ്പോലുള്ളവരല്ലെ കുറ്റക്കാര്‍. ' താങ്കള്‍ക്കത് പറയാം കൊടുത്തില്ലെങ്കില്‍ അവര്‍ പെട്ടി തുറപ്പിക്കും സമയം പോകും എന്ന കുറെ ന്യായീകരണങ്ങള്‍ ഉണ്ടെന്ന് നന്നായിട്ടറിയാം ' പത്ത് തവണയില്‍ കൂടുതല്‍ കോഴിക്കോട്ടിറങ്ങിയിട്ടുണ്ട് ഇതുവരെ എന്തെങ്കിലും തന്നിട്ട് പോകാന്‍ ആരും പറഞ്ഞിട്ടില്ല. ഒരിക്കല്‍ പെട്ടി തുറക്കാന്‍ പറഞ്ഞു , പെട്ടികളിലുള്ള സാധനങ്ങളുടെ ലിസ്റ്റ് കാണിച്ചു , അഴിച്ചോളൂ ലിസ്റ്റില്‍ ഇല്ലാത്ത ഒന്നും കണ്ടില്ലെങ്കില്‍ അതുപോലെ കെട്ടിത്തരേണ്ടി വരും എന്നു സൗമ്യനായി പറഞ്ഞു. അവര്‍ അഴിച്ചില്ല നേരെ പോരുകയും ചെയ്തു. എല്ലാവരും ആവശ്യമില്ലാതെ ഇവരെ ഭയക്കുന്നതാണ് പ്രശ്നം. കൈക്കൂലി കൊടുക്കുകയും ചെയ്യും പിന്നീട് അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യും. " ഇനിയെന്നാ തിരിച്ചു പോണത്‌" എന്നു ചോദിച്ച നാട്ടുകാരണവരെ "നിന്റെ പതിനാറടിയന്തിരത്തിന്റെ അന്ന്‌" എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ ഇതു പോലെ ഒരനുഭവം എനിക്കും ഉണ്ടായതാണ്. ഞാനും അയാളെ മനസ്സില്‍ ശപിച്ചിട്ടുണ്ട്. പക്ഷേ ഇനിയുള്ള അവധിക്കാലത്ത് ആ ചോദ്യം ചോദിക്കാന്‍ അദ്ദേഹം ഉണ്ടാവില്ല. കാരണം ഈ കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ അടിയന്തരം കഴിഞ്ഞു എന്റെ മനസ്സിലെ ശാപം തെറ്റായിരുന്നെങ്കില്‍ ആ മനുഷ്യന്റെ ആത്മാവ് എന്നോട് പൊറുക്കട്ടെ അല്ഫോന്സക്കുട്ടി നാട്ടുകാര്‍ക്ക് അറിയേണ്ടത് എന്നാ മടക്കം എന്നും മടങ്ങുന്നവന്‍ ആ ദിവസം വരാതിരിക്കാനും ആശിക്കുന്നു നരിക്കുന്നന്‍ താങ്കളുടെ അഭിപ്രായം ശരിയാണ് പുതിയ അനുഭവങ്ങൾ തേടി നാം വീണ്ടും യാത്രയാവും.. തറവാടി മാഷെ, താങ്കളുടെ കാഴ്ചപ്പാടു ശരിയാണു എന്നു പറയുന്ന ഒരാളാണു ഞാൻ. കാരണം കൈക്കൂലി കൊടുക്കുന്നവർ തന്നെയാണു തെറ്റുകാർ . കൊണ്ടുവന്ന സാധനങ്ങളുടെ ലിസ്റ്റ്‌ കാണിച്ച്‌ ഇതിൽ പറയുന്നതിൽ കൂടുതൽ സാധനങ്ങൾ പെട്ടിയിലുണ്ടെങ്കിൽ അഴിച്ച പെട്ടി തിരിച്ചു കെട്ടിത്തരണം എന്നു പറയാൻ പ്രവാസികളിൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരിൽ സാധാരണക്കാരനായവനു കഴിയുമൊ? ആറുമാസംകൂടുമ്പോൾ നാട്ടിൽപോകുന്നവനും പോട്ടെ വർഷത്തിൽ നാട്ടിൽ പോകുന്നവനും, ചിലപ്പോൾ വളരെ യുക്തിപരമായി നാട്ടിൽ കൊണ്ടു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ്‌ തയ്യാറാക്കാൻ കഴിഞ്ഞേക്കും വർഷങ്ങളോളം മരുഭൂമിയിൽ കഷ്ടപ്പെട്ട്‌ ആറ്റുനോറ്റു കിട്ടിയ ലീവിനു തന്റെ പ്രിയപ്പെട്ടവരെയും, തന്റെ സ്വന്തം മണ്ണിനെയും കാണാനുള്ള തിടുക്കത്തിൽ അത്‌ അനുഭവിച്ചവർക്കു മാത്രം മനസ്സിലാകും കിട്ടിയ സാധനങ്ങൾ വാരിക്കെട്ടി കിട്ടാവുന്നിടത്തോളം കടം വാങ്ങി സ്വന്തം നാട്ടിലെത്തുമ്പോൾ പൊടിഞ്ഞ കണ്ണുനീരിൽ ഒന്നും കാണാൻ കഴിയാതെ തപ്പി ത്തടയുന്നവനു കഴിയില്ല അവൻ നിസ്സഹായനാണു. അവന്റെ നിസ്സഹായത, അറിവില്ലായ്മ തുടങ്ങിയവ മുതലെടുക്കുന്ന, അവനെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന വിവരവും വിവേകവുമുണ്ടെന്നുപറയപ്പെടുന്ന എയർപ്പോർട്ട്‌ ജീവനക്കാരനെ എന്തു പറയണം ? അവന്റെ ഭീഷണിക്കു വഴങ്ങി വല്ലതും കൊടുത്ത്‌ തന്റെ പ്രിയപ്പെട്ടവരുടെ അരികിൽ ഓടിയെത്താൻ തിടുക്കം കാണിച്ച പാവപ്പെട്ട പ്രവാസി ചെയ്തത്‌ തെറ്റാണൊ? പാവപ്പെട്ടവനെയും നിസ്സഹായനെയും മാത്രം തിരഞ്ഞുപിടിച്ചു കൊള്ളയടിക്കുന്നവന്റെ തെറ്റുകൾ പുറത്തു പറഞ്ഞതും തെറ്റാണൊ? ഒരു കാര്യം കൂടി പറയട്ടെ പൊതുവെ എയർപ്പോർട്ട്‌ ജീവനക്കാർ പ്രത്യേകിച്ച്‌ കോഴിക്കോട്ടെയും) ഇന്നും പച്ച മലയാളത്തിൽ ഒരു അറപ്പുമില്ലാതെ കൈക്കൂലി ചോദിച്ചു തന്നെ വാങ്ങിക്കുന്നുണ്ട്‌ ഇത്‌ ഒരാളുടെ മാത്രം അഭിപ്രായമല്ല മറിച്ച്‌ ഭുരിപക്ഷം വരുന്ന സാധാരണക്കാരന്റെ അനുഭവമാണു . തറവാടി വന്നതിനും നല്ല ഒരു കമന്റ്‌ തന്നതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു. താങ്കൾ പറഞ്ഞ അഭിപ്രായത്തെ ഈയുള്ളവൻ ഒരിക്കലും നിഷേധിക്കുന്നില്ല, സത്യമാണു താങ്കൾ പറഞ്ഞത്‌ പക്ഷെ സാധാരണക്കാരനു എന്ത്‌ ചെയ്യാൻ കഴിയും? ഈ കൊള്ളയടി നിർത്തലാക്കാൻ നമുക്കു വല്ലതും ചെയ്യാൻ കഴിയുമൊ? മഴത്തുള്ളികൾ നാട്ടിൽ വരുന്നവനോട് തിരിച്ചുപോക്കിനെ പറ്റി ഓർമ്മിപ്പിക്കുമ്പോൾ തീർച്ചയായിട്ടും അവനു സങ്കടം വരും. മരിച്ചുപോയ ആ മനുഷ്യന്റെ ആത്മാവ് താങ്കളോട് തീർച്ചയായിട്ടും പൊറുത്തിരിക്കും സാധാരണക്കാരെ കുറ്റപ്പെടുത്തിയല്ല പറഞ്ഞതും. കൊടും ചൂടില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന തുച്ഛമായ പണം കൊടുത്ത് വാങ്ങിക്കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് അതിനുള്ള വില കിട്ടുന്നുണ്ടോ അത് വേറെ കാര്യം!) വര്‍ഷാവര്‍ഷം പോകുമ്പോളും അതില്‍ കൂടുതല്‍ കാലമെടുത്ത് പോകുമ്പോളും സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കുന്നതില്‍ വലിയ വ്യത്യാസമില്ല. എന്തിനൊക്കെ ഡ്യൂട്ടി എത്ര കൊടുക്കണം എന്ന വിവരം ലഭിക്കാന്‍ അത്രക്ക് ബുദ്ധിമുട്ടില്ലെന്നാണ് സത്യം. കൊണ്ട് പോകുന്ന എല്ലാ ചെറിയ സാധനങ്ങളുടെയും ലിസ്റ്റല്ല വിവക്ഷിച്ചത് ,കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചേക്കാവുന്ന സാധനങ്ങളുടെ ലിസ്റ്റാണ് ഉദാഹരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ. ആദ്യം മാറേണ്ടത് അപകര്‍ഷത യോടെയുള്ള 'സാധാരണക്കാരന്‍ എന്ന ബോധമാണ് ,കുട്ടോ കുടുമ്പമോ ഒപ്പമില്ലാതെ കൊടും ചൂടില്‍ പണിയെടുത്ത് കുടുമ്പം പുലര്‍ത്തുന്ന സാധാരണക്കാരുടെ മഹത്വം താങ്കള്‍ സൂചിപ്പിച്ച ഉദ്യോഗസ്ഥരിലും ഒട്ടും കുറവല്ല എന്ന വിശ്വാസം അവരവരില്‍ തന്നെയാണുണ്ടാവേണ്ടത്. ഓരോരുത്തരും തയ്യാറായാല്‍ എയര്‍ പോര്‍ട്ടിലെ ഈ തെമ്മാടിത്തരം മാറ്റാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ( ഇതേ കാര്യം നാട്ടിലെ സര്‍ക്കാര്‍ ആഫീസുകളില്‍ അത്രക്ക് സ്വീകാര്യമാണോ എന്നത് ഉറപ്പില്ല കേട്ടോ കാരണം അതിന്‍ ഒഴിവ് ആറ് മാസം വേണം ചുരുങ്ങിയത് കൊടും ചൂടില്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന തുച്ഛമായ പണം കൊടുത്ത് വാങ്ങിക്കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് അതിനുള്ള വില കിട്ടുന്നുണ്ടോ? എന്ന താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം എന്റെ പോസ്റ്റിൽ തന്നെ വ്യക്തമാണല്ലൊ കസ്റ്റംസ് ഓഫീസർമാരിലും നല്ല ആളുകൾ ഇല്ലാ എന്നു പറയുന്നില്ല കിട്ടുന്ന ശമ്പളം കൊണ്ട് മാന്യമായി ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് പക്ഷെ സർക്കാർ ശമ്പളം കൈപ്പറ്റുന്നതോടൊപ്പം മറ്റുള്ളവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്നവനെ നമ്മൾ പാവപ്പെട്ടവനും, സാധാരണക്കാരനുമായി ചിത്രീകരിക്കണൊ? പ്രവാസികളിൽ ഒത്തിരി ആളുകൾ പല ലേബർ ക്യാമ്പുകളിലും മസറകളിലുമെല്ലാം കഷ്ടപ്പെടുന്നതു കണ്ടപ്പോൾ അവരെ സാധാരണക്കാരനിൽ സാധാരണക്കാരൻ എന്നു വിളിച്ചു എന്നുമാത്രം അല്ലാതെ ഞങ്ങൾ പാവങ്ങളാണേ കഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണേ എന്ന അപകര്‍ഷതാ ബോധമല്ല എനിക്കു പരിചയമുള്ളവരോടെല്ലാം ഞാൻ ഊണർത്താൻ ശ്രമിക്കാം കസ്റ്റംസുകാർ ശ്രദ്ധിച്ചേക്കവുന്ന സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി ടാക്സ് വേണ്ട സാധനങ്ങൽക്ക് ടാക്സ് കെട്ടാനും പറയാം ഒരു പരിധി വരെ പിടിച്ചുപറി തടയാൻ സാധിക്കുമെങ്കിൽ അത് നല്ലൊരു കാര്യമാണ് സർക്കാറാഫീസുകളുടെ കാര്യത്തിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും എല്ലാ‍ സർക്കാർ ജീവനക്കാരും കൈക്കൂലി വാങ്ങിക്കുന്നവരല്ല എന്നതും സത്യമാണ് ) & പുലിവാല്‍ ബ്ലോഗില്‍ ഒരു പോസ്റ്റ് എതെങ്കിലും കസ്റ്റംസ് ഓഫീസര്‍ എയര്‍പോര്‍ട്ടില്‍ നമ്മുടെ പെട്ടി അഴിക്കാന്‍ ആവശ്യപ്പെട്ടു എന്നിരിക്കട്ടെ, അത് അഴിക്കാന്‍ പറ്റില്ല എന്ന് പറയാനുള്ള അധികാരം യാത്രക്കാരനുണ്ടോ? ഇനി അത് അവര്‍ പരിശോധിച്ചിട്ട് ഡ്യൂട്ടി അടക്കേണ്ടതായ ഒന്നും കണ്ടുപിടിച്ചില്ലെങ്കില്‍ തിരിച്ച് പെട്ടി കെട്ടിത്തരേണ്ട ബാധ്യത കസ്റ്റംസ് ഓഫിസര്‍മാര്‍ക്കുണ്ടോ? യാഥാര്‍ത്ഥ്യങ്ങളെ വരച്ചു കാണിക്കുന്ന നല്ല പോസ്റ്റ്. സാധാരണക്കാ‍രനായ ഒരു ഗള്‍ഫുകാരന്‍ ഇന്ന് ആര്‍ക്കും വേണ്ടാത്തവനാണ്. അവന് നഷ്ടങ്ങളും, മോഹഭംഗങ്ങളും മാത്രമേ സമ്പാദ്യമായുള്ളു. തറവാടി, താങ്കളുടെ അഭിപ്രായം കണ്ടു. താങ്കള്‍ ശരിക്കും ഒരു "തറ" വടി ആണെന്ന് തോന്നുന്നു. താങ്കള്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാണെന്ന് ധരിക്കരുത് പത്തില്‍ കൂടുതല്‍ തവണ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു. അത് എത്ര വര്‍ഷത്തിനിടയിലാ മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകുന്ന തങ്കലെപോലുള്ളവരെ ആയിരിക്കില്ല രസികന്‍ "സാധാരണക്കാരന്‍" എന്ന് ഉദേശിച്ചത്. വിമര്‍ശനം ആവാം പക്ഷെ അതില്‍ എന്തെങ്കിലും കഴംബുണ്ടായിരിക്കണം. പ്രവാസികള്‍ക്ക് മുഴുവനും അപമാനം ഉണ്ടാക്കാന്‍ ഇതുപോലെ ഒരെണ്ണം പോരെ. രസികാ ഇതുപോലുള്ളവരുടെ വിമര്‍ശനങ്ങള്‍ ഇനിയും നല്ല നല്ല കാര്യങ്ങള്‍ എഴുതാന്‍ നിങ്ങള്ക്ക് പ്രചോദനം ആകുമെന്ന് ഞാന്‍ കരുതുന്നു. krack words വന്നതിനും കമന്റിയതിനും നന്ദിയുണ്ട് രണ്‍ജിത് കഥ എന്ന നാമം വരുമ്പോൾ കുറച്ച് “ പൊടിപ്പ് തൊങ്ങൽ “ വേണ്ടെ ? കുറ്റ്യാടിക്കാരന്‍: അഴിക്കാൻ പാടില്ല എന്നു പറയാനുള്ള അധികാരത്തിനെ പറ്റി അറിയില്ല പരിശോധന കസ്റ്റംസുകാരുടെ ഡൂട്ടിയാണാല്ലൊ സ്ക്രീനിലിട്ടു ചെക്ക് ചെയ്തിട്ടും വെറുതെ സംശയിച്ച് പെട്ടി അഴിച്ചാൽ ഓഫീസർ തന്നെ കെട്ടിക്കൊടുക്കണം നിയമവിരുദ്ധമായ ഒന്നും കിട്ടിയില്ല എങ്കിൽ) ഞാൻ ഇവിടെ അന്വേഷിച്ചപ്പോൾ അങ്ങിനെ പെട്ടി തിരിച്ചു കെട്ടിച്ച ഒരു കൊല്ലംകാരനെ പറ്റി അറിയാൻ സാധിച്ചു. മോഹന്‍ പുത്തന്‍‌ചിറ വന്നതിനും കമന്റിയതിനും നന്ദിയുണ്ട് abhayarthi അവനവന്റെ അഭിപ്രായങ്ങൾ തുറന്നെഴുതാൻ തന്നെയാണു കമന്റ് പോസ്റ്റ് പക്ഷെ ഇതിൽ കമന്റുന്നവരെ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല എന്നും അറിയിക്കുന്നു താങ്കളുടെ പ്രയാസങ്ങളായിരിക്കും അങ്ങ്നിനെ പറയിപ്പിച്ചത്, എങ്കിലും അത് സ്വന്തം അഭിപ്രായമായി രേഖപ്പെടുത്താം ഇതര ബ്ലോഗേഴ്സിനും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള അവസരം ഉണ്ട് എന്നുകൂടി ഓർക്കുക കഴിയുന്നതും വ്യക്തിഹത്യ ഒഴിവാക്കാൺ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു നിന്നെയൊക്കെ കണക്കാക്കി ഞാന്‍ പണ്ടുതന്നെ ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്. നിനക്കുള്ള വിഹിതം എടുട്ടോളു ഇനി മൊത്തം വേണമെന്നുണ്ടെങ്കില്‍ അതും ആവാം ,ഒട്ടും വിരോധമില്ല. ( രസികന്‍ ഇത്തരത്തിലുള്ള ഒരു കമന്‍‌റ്റ് ഇടുന്നതില്‍ ഖേദമുണ്ട് മായിക്കണമെങ്കില്‍ മായിച്ചോളു ) തറവാടി ഒരാൾക്കു ശരി എന്നു തോന്നിയത് മറ്റൊരാൾക്ക് തെറ്റെന്നു തോന്നാം അങ്ങിനെ പരസ്പരം തർക്കങ്ങൾ വരുമ്പോൾ സത്യം എവിടെയാണെന്നു മനസ്സിലാക്കാം, അതുപോലെ അഭിപ്രായങ്ങളിലൂടെ പ്രശ്നപരിഹാരം കാണാൻ സാധിക്കുകയും ചെയ്യും! പക്ഷെ അത് പരസ്പരം പഴിചാരിക്കൊണ്ടാവരുത്. തറവാടിയുടെ കമന്റിനെ തുടർന്ന് എയർപോർട്ടിലെ ഒരുപാട് കാര്യങ്ങളെ പറ്റി അന്വേഷിച്ചറിയാൻ കഴിഞ്ഞു നമ്മുടെ എയർപ്പോർട്ടുകളിൽ പെട്ടി അഴിക്കാനും അതു തിരികെ കെട്ടിക്കൊടുക്കാനും പ്രത്യേകം ആളുകൾ ഉണ്ട് എന്നും അറിയാ‍ൻ സാധിച്ചു. മാത്രമല്ല നമ്മുടെ ലഗ്ഗേജുകൾ എടുത്തു വെക്കാൻ വരെ ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. പക്ഷെ അവരൊന്നും അവരവരുടെ ജോലി ശരിയായി നിർവ്വഹിക്കുന്നില്ലാ എന്നതും സത്യമാണെന്നാണ് അറിയാൻ കഴിഞ്ഞത് ഒരു പ്രവാസി എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞോട്ടേ?. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾ രസികൻ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകത്ത് രസികൻ പറഞ്ഞതിലും അതേ സമയം തറവാടി പറഞ്ഞതിലും കാര്യമുണ്ട്. എന്തെന്നാൽ, വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികളിൽ എത്ര പേരുണ്ട് തറവാടി പറഞ്ഞതുപോലെ കസ്റ്റംസ് ഡ്യൂട്ടിയുടെ പട്ടിക മന:പ്പാഠമാക്കിയവർ. ഒരു പക്ഷെ അറിയാമെങ്കിൽ പോലും എങ്ങിനെം വീടു പിടീക്കണം എന്ന ചിന്തയിൽ തർക്കിച്ചു നിൽക്കാൻ നോക്കാതെ കയ്യിലുള്ളത് കൊടൂത്ത് തടിയൂരി വേഗം നാട് പിടീക്കാൻ നോക്കും. ഞാൻ ആദ്യമായി അവധിക്കു പോയ സമയം ഒന്നര മണിക്കൂറാണ് എന്നെ പിടിച്ചു നിർത്തിയത്. കയ്യിലുള്ളതിൽ ഇലക്റ്റ്രോണിക്സ് സാധനമായി ഉണ്ടായിരുന്നത് ഒരു വി സി പി. അതിന്റെ വിലയും കാര്യങ്ങളും ഒക്കെ ചോദിച്ച് വലിയൊരു തുക അവർ കണക്കു കൂട്ടീ പ്പറഞ്ഞു. അത് അടച്ചാൽ പോകാം. അന്നത്തെ ഡ്യൂട്ടി എക്സമ്പ്ഷൻ റൂൾ അനുസരിച്ച് 12000 രൂപ വില വരുന്ന സാധനങ്ങൾ കൊണ്ടു വരാം. അവരോട് തർക്കിക്കാൻ പോയാൽ പെട്ടി തുറന്ന് അതിലുള്ള സേഫ്റ്റി പിൻ മുതൽ ഈ പറഞ്ഞ വി സി പി വരെ വിലയിട്ടാൽ 12000 നു മുകളിൽ വില വരും അതിന്റെ 80% ഡ്യൂ‍ൂട്ടിയായും കൊടൂക്കേണ്ടി വരും. മറ്റൊരു കാര്യം പാസ് പോർട്ട് അവർ മറിച്ചു നോക്കും ആദ്യ തവണയാണ് വരുന്നതെങ്കിൽ അവനെ പേടിപ്പിച്ച് വിരട്ടി പരമാവധി വാങ്ങാൻ നോക്കും. എന്റെ കൂടെ വന്ന (എന്റെ മുറിയിൽ കൂടെയുണ്ടായിരുന്ന) വ്യക്തി ഇതിൽ കൂടുതൽ ഉണ്ടായിട്ട് നിഷ്പ്രയാസം ഗ്രീൻ ചാനലിലൂടെ പോയി. തറവാടി പറഞ്ഞപോലെ തന്നെ 10 ഉം 12 ഉം തവണ പോയിട്ടുള്ള ആൾ. അത് പാസ്പോറ്ട്ട് നോക്കുമ്പോൽ തന്നെ അവർ വിരട്ടാനൊന്നും നിൽക്കില്ല. പലതവണ നാട്ടിൽ പോയി വരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങനെ കാര്യമായ ലഗ്ഗേജൊന്നും ഉണ്ടാവില്ല. അതു കാരണം തർക്കിക്കാനൊ തുറന്നു കാട്ടാനൊ ഒക്കെ നിൽക്കം. പക്ഷെ ആദ്യ തവണ യോ അടുത്ത തവണയോ ഒക്കെ പോകുന്നവരുടെ കാര്യം അങ്ങിനെയല്ല. ഇനി മാന്യമായി ഡ്യൂട്ടി കൊടൂക്കാം എന്നൊരാൾ തയാറായാലും അവർ രഹസ്യമായി പറയും ഇത്ര തുക കൌണ്ടറീൽ അടയ്ക്ക് ഇത്ര തുക ആ പോലീസുകാരന്റെ കയ്യിൽ കൊടുത്തെയ്ക്കു എന്ന് രസികൻ പറഞ്ഞത് പൊതുവിലുള്ള സമ്പ്രദായങ്ങളാണ് എന്നാൽ ഇപ്പോൾ സ്ഥിതി മുൻപത്തെക്കാളും വളരെ മാറിയിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളിലെ കാര്യം അറിയില്ല തിരുവനന്തപുരത്ത് പണ്ടത്തെപ്പോലുള്ള പിടിച്ചുപറി ഇല്ല. >>അവരോട് തര്‍ക്കിക്കാന്‍ പോയാല്‍ പെട്ടി തുറന്ന് അതിലുള്ള സേഫ്റ്റി പിന്‍ മുതല്‍ ഈ പറഞ്ഞ വി സി പി വരെ വിലയിട്ടാല്‍ 12000 നു മുകളില്‍ വില വരും അതിന്റെ 80% ഡ്യൂ‍ട്ടിയായും കൊടൂക്കേണ്ടി വരും<< നിയമപ്പ്രകാരം സര്‍ക്കാരിന് കൊടുക്കേണ്ടത് കൊടുക്കുകതന്നെവേണം. 5000 രൂപ ഡ്യൂട്ടികണക്കാക്കി 2000 കൈക്കൂലി കൊടുത്താല്‍ മതി എന്ന് പറയുമ്പോള്‍ ഡ്യൂട്ടി കൊടുക്കാന്‍ നമ്മള്‍ തയ്യാറാവണം. മറ്റൊരു കാര്യം എന്തിനൊക്കെ ഡ്യൂട്ട് കൊടുക്കണം വേണ്ട എന്നതിനുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും അവരെക്കൊണ്ട് വിലയിടിക്കാതെ സാധനങ്ങളുടെ ബില്ലുണ്ടായാല്‍ അതെടുക്കുന്നതാണ് ഉത്തമം. ആദ്യമായി പോകുന്നവരെ വിറപ്പിക്കല്‍ അവരുടെ ഒരു സ്വഭാവമാണ് പക്ഷെ നമ്മുടെ അടുത്തസത്യമില്ലെങ്കില്‍ എന്തിനവരെ ഭയക്കണം? അനോണിയായ അയാള്‍ അഭിപ്പ്രായം പറഞ്ഞതായിട്ടെനിക്ക് തോന്നിയില്ല വെറുതെ തെറിപറയുന്നതായേ തോന്നിയുള്ളൂ ഇപ്പോഴും അങ്ങിനെ ത്തന്നെ നിലവാരം ഉള്ള കഥകള്‍ എന്നും വായനക്കാര്‍ മനസ്സില്‍ സൂക്ഷിക്കും ഈ കഥ അങ്ങിനത്തെ ഒന്നാനെന്നധില്‍ യദൊരു സംശയവും ഇല്ല പ്രവികളുടെ കഥന കഥയും ഹാസ്യ നുറുങ്ങുകളും ഇനിയും പ്രദീക്ഷിക്കുന്നു , പ്രവാസികളുടെ പ്രശ്നങ്ങള്‍ ഹാസ്യാത്മകമായി വിവരിച്ചിരിക്കുന്നു. സൂക്ഷ്മം വിലയിരുത്തിയാല്‍ പകുതി കുറ്റക്കാര്‍ പ്രവാസികള്‍ തന്നെയെന്ന് കാണാം. എല്ലാ ഭാര്യമാരും ഇത്തരക്കാര്‍ അല്ല കേട്ടോ. പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ക്ക്‌ വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച്‌ ഉരുകി കഴിയുന്ന നിരവധി പേരുണ്ട്‌ എന്നതു വിസ്മരിക്കരുത്‌. ഒരു റിയാലിനു 4 കുബ്ബൂസ്‌ കിട്ടുന്നുണ്ടോ ഇവിടെ യു.എ.ഇയില്‍ 6 എണ്ണത്തിന്റെ കുബ്ബൂസിനു 3 ദിര്‍ഹമാണു. സിങ്കില്‍ പീസ്‌ വാങ്ങുമ്പോള്‍ ഗ്രൊസറിക്കാര്‍ ഒന്നിനു 75 ഫില്‍സ്‌ 75 ഹലാല ഈടാക്കുന്നുണ്ട്‌.. നന്ദു: പറഞ്ഞത് വളരെ ശരിയാണ് കന്നിയാത്രക്കാരനെ അവർ നന്നായിട്ടലക്കും, പൊതുവായി യാത്രക്കാരനിൽ ഒരു ബോധം വളർത്താൻ കഴിഞ്ഞാൽ ഏറെ കുറെ മാറ്റങ്ങളുണ്ടാവുമെന്നു കരുതുന്നു ഒരു പക്ഷെ അകാരണമായ പേടിയും, പലരും പലതും പറഞ്ഞു വിശ്വസിപ്പിച്ചു യാത്രയയക്കുമ്പോൾ വരുന്ന നട്ടംതിരിയലും എല്ലാം കാരണങ്ങൾ തന്നെ അല്ലെ തറവാടി: പിന്നെ ഒരു ഹെല്പ് ചെയ്യണം ചില സാധനങ്ങൾ ഡൂട്ടിയില്ലാതെ കൊണ്ടുപോവാൻ പറ്റും ചിലതിനു ഡൂട്ടി കെട്ടുകയും വേണം ഇതിന്റെ ലിസ്റ്റ് കിട്ടിയാൽ അത് പലർക്കും ഒരു ഉപകാരമാകും കൽ‌പ്പള്ളി: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് ബഷീർ: എല്ലാ ഭാര്യമാരും ഇത്തരക്കാരാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല പക്ഷെ ഇങ്ങനെയും ചിലരുണ്ടെന്നത് സത്യം ! പൊങ്ങച്ചവും അവനിൽ നിന്നും നഷ്ടമായാൽ പിന്നെ എന്താണു ബാക്കിയുള്ളത്? ഇവിടെ സൌദി അറേബ്യയിൽ ഒരു റിയാലിനു പൊതുവെ നാലു കുബ്ബൂസ് കിട്ടും അത് ആറെണ്ണം കിട്ടുന്നതുവരെയുണ്ട് സാധനങ്ങൾക്കുള്ള വിലക്കയറ്റം കുബൂസിൽ കടന്നു കൂടാൻ സൌദികൾ അനുവദിക്കുകയില്ല കുബ്ബൂസും അവരും തമ്മിലുള്ള ബന്ധം അത്രയ്ക്കുണ്ട്) പണ്ടെങ്ങോ ഡൗണ്‍ലോഡ് ചെയ്ത് വെച്ചിരുന്ന പി.ഡി.എഫ് ഇപ്പോള്‍ കാണുന്നില്ല:( ഇന്‍‌ഡ്യന്‍ കോണ്‍സുലേറ്റ് വെബ് സൈറ്റില്‍ നിന്നും എടുത്തതായിരുന്നെന്നാണൊര്‍മ്മ. മാത്രമല്ല ഗൂഗിളില്‍ നോക്കിയാല്‍ കിട്ടാന്‍ മതി കസ്റ്റംസ് ഡ്യൂട്ടിയെപ്പറ്റി പറയുന്ന സർക്കാർ സൈറ്റ് വായിച്ചെടുക്കാൻ എളുപ്പമല്ല. നമ്മുടെ സർക്കാരിന്റെ ഒട്ടുമിക്ക സംഗതികളൂം ഇങ്ങനെ തന്നെ നന്ദു താങ്കൾ പറഞ്ഞപോലെ മനസ്സിലാക്കിയ്ടുക്കാൻ കുറച്ചു പ്രയാസമുണ്ടെങ്കിലും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി നന്ദി 40 കൊല്ലക്കാലം മരുഭൂമിയിലെ വെയില്‍ കൊണ്ട് ജീവിതം കറുത്തിരുണ്ടവനും അന്വേഷിക്കുന്നത് മകനൊരു വിസക്ക് വേണ്ടിയാണ്.തന്നെ പോലെ തന്റീ മകനും പുകഞ്ഞു പോകട്ടെ എന്ന്. ഗള്‍ഫുകാരന്‍ അവന് അര്‍ഹതപ്പെട്ട പ്രയാസങ്ങളേ അനുഭവിക്കുന്നുള്ളൂ.അവനെ ആരും തള്ളി വിടൂന്നത്തല്ല ഗള്‍ഫിലേക്ക്..അറബി പൊന്ന്ന് സ്വപ്നം കണ്ട് പറന്ന് വന്ന് കനവീല്ലാം മാറി ചൂട് 54ഡിഗ്രിയില്‍ എത്തുമ്പോള്‍ അവന്റെ തല ചൂടാവും ഉടനെ സെന്റിമെന്‍സ് വര്‍ക്കൌട്ട് ചെയ്യും. ഈ ലീവ് പ്രശ്നവും മറ്റും ഒന്നുമില്ലാത്ത നാട്ടില്‍ സെറ്റില്‍ചെയ്യാന്‍ അവന് തീരെപറ്റില്ല കാരണം പറയുക മറ്റെന്തെങ്കിലുമാണെങ്കിലും കാരണം സ്വന്തം നാട്ടില്‍ അധ്വാനിക്കാനുള്ള മടി,എന്നാല്‍ ഇതേ ജോലി കൊടും ചൂടില്‍ അവന്‍ ചെയ്യും. പത്തിരട്ടി കൂടുതല്‍ കിട്ടുവാനുള്ള ആര്‍ത്തി.സെന്റിമെന്‍സെല്ലാം വെറും ജാഡയും കാപട്യവും. പ്രവാസികളുടെ പ്രശ്നങ്ങള്‍ രസികന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു "പെട്ടെന്ന് പണക്കാരനാകാന്‍,മറ്റു ഗള്‍ഫുകാരുടെ ബഡായിയും കര‍ള്‍ കുളിര്‍ക്കുന്ന അറബി അത്തറും സ്വപ്നം കണ്ട് അത്യാഗ്രഹമുമായി ഗള്‍ഫിലേക്ക് പറക്കുന്നു“ അല്ലങ്കില്‍ മണിമാളികകളും വണ്ടികളും വാങ്ങി അഹങ്കാരം കാണിക്കുന്ന അപൂര്‍വ്വം ചിലരെ മാത്രമെ നിങ്ങള്‍ക്കറിയൂ ഭാര്യയുടെയും മക്കളുടേയും വിശപ്പകറ്റാന്‍, സുഖമില്ലാത്ത മാതാ-പിതാക്കളുടെ മരുന്നു വാ‍ങ്ങാന്‍, മഴയും വെയിലും ഒന്നും നഷ്ടമാവാതെ എല്ലാം ഉള്ളിലേക്കു വരുന്ന വീടൊന്നു പുതുക്കി പണിയാന്‍, കടക്കാരുടെ കടം വീട്ടാന്‍, നിവര്‍ത്തിക്കേടു കൊണ്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഈ കോടും ചൂടിലും തണുപ്പിലും പണിയെടുക്കുന്ന സധാരണക്കാരനെ താങ്കള്‍ മറന്നു പോയി. പ്രവാസികളുടെ കണക്കെടുത്താല്‍ ഈ വിഭാഗം വളരെ കൂടുതലാണെന്നു കാണാന്‍ താങ്കള്‍ക്കൊരു ബുദ്ധിമുട്ടും കാണില്ല. നിങ്ങള്‍ പറഞ്ഞ പോലത്തെ ഗള്‍ഫുകാരെ ഞാന്‍ മറക്കുന്നില്ല, എങ്കിലും അഹങ്കാരം കൊണ്ടായാലും ആര്‍ത്തികൊണ്ടായാലും അവര്‍ നാട്ടില്‍ പടുത്തുയര്‍ത്തിയ ബിസിനസ്സ് സ്ഥാപനങ്ങളില്‍ താങ്കളെ പോലുള്ള എത്രയോ ആളുകള്‍ക്ക് തൊഴിലവസരം ലഭിക്കുന്നില്ലെ?? ഒരാളുടെ തെറ്റിനൊരിക്കലും ഒരു സമൂഹത്തെ മുഴുവന്‍ വിമര്‍ഷിക്കരുത്. കേരളത്തിന്റെ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്നത്തെ ഉയര്‍ച്ചക്ക് പ്രവാസിക്കളുടെ സംഭാവന ചെറുതല്ല എന്നു താങ്കള്‍ക്കു മനസ്സിലാവും. പാവം ജോക്കര്‍ അവനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല കാരണം അവന് കുട്ടിയാണ് ഗള്ഫുകാരനെ കുറിച്ച് അവന്ന് ഒരു പുറം മൂടിയെ കുറിച്ച് മാത്രമെ അവനരിയു, അല്ലെങ്കില് അവന് മനസ്സിലാക്കന് ശ്രമിച്ചിട്ടുള്ളൂ ഓരോ പ്രവാസിയും നമ്മുടെ ഈ കൊച്ചു കേരളത്തില് ഉണ്ടാക്കുന്ന പുരോഗതിയെ കുറിച്ച് ഈ കൊച്ചു പയ്യന് ജോക്കര് മാത്രമല്ല ഒരുപാടു ആളുകള് മനസ്സിലാക്കാതെ പോവുന്നുണ്ട് കാരണം ഗള്ഫുകാരന്റെ പണം മാത്രമെ നമ്മുടെ സ്വന്ധക്കാരും നാട്ടുകാരും സമൂഹവും ഒരു രീധിയിലല്ലെന്കില് മറ്റൊരു രീധിയില് അനുഭവിക്കുന്നുല്ലുവല്ലോ ഈ പണം അയക്കുന്ന ആളെ കുറിച്ച് സുഘ വിവരങ്ങൽ അന്വെഷിക്കുവനൊ അയൽ ജീവിചിരിപ്പുണ്ടൊ എന്ന് വിലിച്‌ അന്വെഷിക്കനൊ നമ്മുടെ നട്ടുകർക്കും മറ്റും സമയം ഇല്ല കാരണം അവർക്കെന്നല്ല ആര്ക്കും കന്മുന്നിൽ കാണുന്ന സത്യങ്ങലെ മാത്രം വിഷ്വസിക്കുന്ന കൂട്ടതില നിങ്ങളും ഈ ഞാനും ,ഒരൊ നട്ടിലും സമൂഹതിലും ഗുൽഫുകരന്റെ സംഭാവനകലെ കുരിച്‌ എദൊരു ചെറിയ കുട്ടികൽക്കും അറിയാം കേരളതിന്റെ സാംബതിക നിലനിൽപ്പിന്ന് ഒരൊ ഗൽഫുകരന്നും എത്ര മാത്രം പങ്കുണ്ടെന്ന് ഈ പാവം ജൊക്കർ മനസ്സിലക്കതെ പൊയധിൽ ദുഖിക്കുന്നു വല്ലപ്പൊഴെങ്കിലും ഒഴിവു കിട്ടുംബൊൽ ജൊക്കർ ഒരു കര്യം ചെയ്യനം ഗൽഫുകാരന്റെ അദ്വാനം കേരളത്തിന്റെ സാംബതിക വലർച്ചക്ക്‌ എത്ര മാത്രം പങ്കു വഹിക്കുന്നുണ്ടെന്ന് വിവരമുള്ള അരൊടെങ്കിലും ചൊദിച്ച്‌ മനസ്സിലാക്കാൻ ശ്രമിക്കുമെന്ന വിഷ്വസത്തിൽ എഴുത്തു നിർത്തട്ടെ , എന്റെ കണ്ണു നിറഞ്ഞു ഇനിയെനിക്കു മരിച്ചാലും വേണ്ടിയില്ല ഓരോ പ്രവാസിയുടെയും സ്വപ്നത്തിലെ സമയമാണു ഈ മുഹൂര്‍ത്തം ആരും പറഞ്ഞത്കൊണ്ടല്ല ഞങ്ങളൊന്നും ഗൾഫിലെത്തിയത്‌. ജീവിതത്തിലെ നിവിർത്തികേടുകളാണു പലരെയും ഇവിടെയെത്തിക്കുന്നത്‌. പെട്ടന്നു പണക്കാരനാവാൻ വേണ്ടി തന്നെയാണ്‌ ഇവിടെ വരുന്നതും. കാരണം ഞങ്ങളുടെ മക്കളെയും, പെങ്ങന്മാരെയും കെട്ടിച്ചയക്കാൻ, ഞങ്ങൾക്കു പാർപ്പിടമുണ്ടാക്കാൻ, വിദ്യാഭ്യാസം വരെ കച്ചവടമാകിമാറ്റിയ നമ്മുടെ നാട്ടിലെ പട്ടിണികൊണ്ട്‌ കഴിയില്ലാ എന്നു പൂർണ്ണാ ബോധ്യം വന്നതുകൊണ്ടു തന്നെയാണു ഇവിടെ വന്നത്‌. സുഹൃത്തെ ഇവിടെ കഷ്ടപ്പാടാണെന്നത്‌ നാട്ടിൽ ചെന്നു വിളിച്ചു പറഞ്ഞത്കൊണ്ട്‌ സമൂഹം ഒരിക്കലും അംഗീകരിക്കുന്നില്ല. എത്ര പണമില്ലാ എന്നു പറഞ്ഞാലും എന്തെങ്കിലും ഇല്ലാതിരിക്കില്ല എന്നായിരിക്കും നാട്ടുകരുടെ മറുപടി പിരിവുകാരും മറ്റും വെക്കേഷനു വരുന്നവനെ പിഴിയാൻ ശ്രമിക്കുമ്പോൾ അവന്റെ കഥ കേൾക്കാൻ ആരും സമയം കണ്ടെത്താറില്ല. വർഷങ്ങളോളമുള്ള ഒറ്റപ്പെടലിൽ നിന്നും കുറച്ചു മാസങ്ങൾ സന്തോഷിക്കാൻ ഒരു വാഹനം വാങ്ങിക്കുന്നതാണൊ അഹങ്കാരം കാണിക്കൽ ഡ്രൈവറുടെ കഥ അപൂർവ്വം സംഭവിക്കുന്നൂ എന്നത്‌ സത്യമാണ്‌ പക്ഷെ എല്ലാ ഭാര്യമാരും അങ്ങിനെയല്ലാ എന്നതും ഓർക്കുക ഡ്രൈവറോട്‌ കിന്നരിക്കുന്നതും മറ്റും ഗൾഫുകാരന്റെ ഭാര്യമാത്രമല്ല. ഭർത്താവ്‌ നാട്ടിലുള്ള പല കൊച്ചമ്മമാരും ഇതു ചെയ്യുന്നില്ലാ എന്നു തറപ്പിച്ചു പറയാൻ കഴിയുമൊ നല്ലത്‌ എവിടെയായാലും നല്ലതു തന്നെയായിരിക്കും അതുപോലെ തന്നെ യാണു ചീത്തയും. 40 പർഷം വെയിൽ കൊണ്ടവന്റെ ജീവിത സാഹചര്യം വീണ്ടും തന്റെ മകനെ കണ്ണീരോടെ പറഞ്ഞയക്കാൻ കാരണമായേക്കും. താങ്കൾ കഴുത എന്നു വിശേഷിപ്പിച്ച ഗൾഫുകാരനുണ്ടല്ലോ നമ്മുടെ നാടിന്റെ വികസനത്തിനു നല്ലൊരു പങ്കു വഹിച്ചവനാണെന്നുകൂടി ഓർക്കണം രാഷ്ട്രീയം കളിച്ച്‌ തട്ടിപ്പും വെട്ടിപ്പും നടത്തുകയും സഹോദരന്മാരെ കൊന്നൊടുക്കുകയും മറ്റുള്ളവന്റെ മുതൽ കൈവശപ്പെടുത്തി സുഖിക്കുകയും ചെയ്യുന്നവർ നമ്മുടെ നാട്ടിലില്ലെ? അദ്വാനിച്ച്‌ സ്വന്തം കുടുമ്പം പോറ്റുന്ന പ്രവാസി കഴുതയാണേങ്കിൽ മറ്റുള്ളവനെ നാം എന്തു വിശേഷിപ്പിക്കും ഇലക്ഷന്റെ സമയത്ത്‌ ആരോ എന്തോ പറഞ്ഞതുകേട്ട്‌ സ്വയം ഒരു തീരുമാനമെടുക്കാതെ വോട്ടുചെയ്യുന്നവനെ എന്തു വിളിക്കണം? സ്വന്തം നാട്ടിൽനിന്നും വിട്ടുനിന്ന് കാലങ്ങൾക്കു ശേഷം വരുന്നവന്റെ വിഷമം അകലെ നിന്നും നോക്കിക്കാണുന്നവർക്കു മനസ്സിലാവണാമെന്നില്ല അതു മുതലെടുക്കുന്നവനെ വാഴ്ത്താനും ആളുകളൂണ്ടായെന്നിരിക്കും സ്വന്തം നാട്ടിൽ അദ്വാനിക്കാനുള്ള മടിയല്ല കൂട്ടുകാരാ പലരും ഇവിടേയെത്തുന്നത്‌ അങ്ങിനെയുള്ളവർ ഇല്ലാ എന്നു പറയുന്നില്ല). പത്തിരട്ടിക്കുള്ള ആർത്തി അവനു ഒറ്റക്കു വിഴുങ്ങാനല്ലാ എന്നതും സത്യമാണ്‌. നാട്ടിലുള്ള ഒരുപാടു കുടുമ്പങ്ങൾ ഇന്നു ഗൾഫുകാരന്റെ പണം കൊണ്ട്‌ ജീവിക്കുന്നുണ്ട്‌. പലരോടും ഇവിടുത്തെ സത്യം പറഞ്ഞപ്പോൾ അതു മനസ്സിലാക്കാൻ വിസമ്മതിക്കുമ്പോൾ സത്യങ്ങൾ തുറന്നെഴുതുന്നത്‌ തെറ്റാണൊ? അത്‌ സെന്റിമെന്റ്സ്‌ വർക്കൗട്ട്‌ ചെയ്യലാണൊ? പിന്നെ ഗൾഫിൽ പത്രാസുകാണിക്കാൻ മാത്രം വരുന്നവനും ഉണ്ട്‌. സ്വന്തം നാട്ടുകാരനെ പറ്റിച്ചു പണമുണ്ടാക്കുന്നവനുമുണ്ട്‌ ഇവിടെ തിന്മയുടെ മാർഗ്ഗത്തിൽ പണമുണ്ടാക്കുന്ന നിരവധി ആളുകളുണ്ട്‌ മലയാളികളടക്കം അതിനു കൂടപ്പിറപ്പിനെ വരെ കൊല്ലാൻ മടികാണിക്കാത്തവരുമുണ്ട്‌ അത്‌ നാട്ടിലുമില്ലെ പിന്നെ കുറച്ചുപേർ ചെയ്യുന്നതിനു എല്ലാ പ്രവാസികളെയും ആക്ഷേപിക്കരുത്‌ എന്നൊരു അപേക്ഷ മാത്രം ഇനിയെങ്കിലും പ്രവാസികളെ അടുത്തറിയാൻ ശ്രമിക്കുക. ജോക്കർ വന്നതിനും കമന്റിയതിനും നന്ദിയുണ്ട്‌ ഇനിയും പ്രതീക്ഷിക്കുന്നു ഒരു സ്നേഹിതൻ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് അക്ഷരത്തെറ്റ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് SV: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട് “ഭക്ഷണമുണ്ടാക്കി വിളമ്പിവെക്കാന്‍പോലും ആളില്ലാത്തതുകൊണ്ട്‌ സ്വയം ഉണ്ടാക്കണം അതിനുള്ള മടി ഒരു റിയാല്‍ കൊടുത്താല്‍ നാലെണ്ണം കിട്ടുന്ന കുബ്ബൂസില്‍ ചെന്നെത്തിക്കും” തന്തപ്പടി ഗള്‍ഫില്‍ സ്വര്‍ണ്ണബിസ്കറ്റിനു വില പറയാന്‍ പോയതാണെന്നു മക്കള്‍ നിങ്ങൾക്കൊന്നുമറിയേണ്ടല്ലൊ മനുഷ്യാ ഏ സി റൂമില്‍ പുതച്ചു കിടന്നുറങ്ങിയാല്‍ മതിയല്ലൊ" ഏ സീ ഇല്ലാതെ ജനല്‍ തുറന്നിട്ട് മാണിക്യം വന്നതിനും കമന്റിയതിനും നന്ദിയുണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു രസകരമായ ഒരു പോസ്റ്റിനിടക്ക് വിവാദം എന്ന് തോന്നാവുന്ന കംന്റ് ഇട്ട് രസച്ചരട് പൊട്ടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് പറായട്ടേ. ഞാനും പ്രവാസിയാണ് എന്ന് എളിമയോടെ എന്റെ സുഹ്യത്തുക്കളെ ഉണര്‍ത്തിക്കട്ടെ, താഴെ കിട ലേബര്‍ മുതല്‍ വങ്കിട കമ്പനികളിലെ ഉദ്യോഗസ്ഥന്മാര്‍ വരെ സുഹ്യത്തുക്കള്‍ ആയിട്ട് ഉണ്ടെനിക്ക്.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു പ്രവാസിക്കും നിഷേധിക്കാന്‍ സാധ്യമല്ല. സഹോദരിമാരെ കെട്ടിച്ചയക്കാനും,വീട് വെക്കാനും,കടം വീട്ടാനും ഒക്കെയാണ് ഒരു പരിധി വരെ ആളുകള്‍ ഗള്‍ഫില്‍ വരുന്നത് പക്ഷെ ഒരു വിധ മുനാസൂത്രണങ്ങളും ഇല്ലാതെ ഈ മരുഭൂമിയില്‍ ജീവിതം പുകച്ചു കളയുന്നവരോട് എനിക്ക് ദേശ്യവും സഹതാപവും തോന്നാറുണ്ട്.കാരണം അയാള്‍ നല്ലകാലത്ത് തന്റെ വിയര്‍പ്പുകള്‍ പൊന്നാക്കി നാട്ടിലേക്ക് അയച്ചു കൊടുക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാടമായി ജീവിക്കുന്ന കുടുമ്പം എല്ലാം അവസാനിപ്പിച്ച് വീടണയാന്‍ നോക്കുമ്പോള്‍ കുത്തു വാക്കുകളാണ് അയാളെ കാത്തിരി‍ക്കുന്നത്. കോടികള്‍ പ്രവാസിയുടെ കൈയിലൂടെ ഒരു വര്‍ഷം കേരളാത്തിലേക്ക് ഒഴുകുന്നത് ഒരു കണക്കനുസരിച്ച് 24,525 കോടി രൂപയാണ്.26 അധികം ജനങ്ങള്‍ പ്രത്യക്ഷ്മായോ പരോക്ഷമായോ ഗള്‍ഫുകാരനെ ആശ്രയിക്കുന്നു.പക്ഷെ എത്രപണം ഭാവിയില്‍ ഉപകരിക്കാവുന്ന രീതിയില്‍ നിക്ഷേപമായി ഊണ്ട് എന്ന് നമ്മള്‍ പ്രവാസികള്‍ ആലോചിക്കേണ്ടതുണ്ട്.നല്ലോരു ഭാഗം ആഡംബരമായും,ഫോണ്‍ ചിലവുകളായും, ഫാഷന്‍ ബ്രമത്തിന് വേണ്ടിയും അന്യസംസ്ഥാനങ്ങാളിലേക്ക് ഒഴുകി പോവുന്നു.അവസാനം മിഡില്‍ ഈസ്റ്റില്‍ എന്തെങ്കിലും സംഭവിക്കുന്ന മാത്രയില്‍ ഗള്‍ഫുകാരന്റെ കയില്‍ ബാക്കിയാവുക വെറും പത്രാസ് മാത്രമായിരിക്കും. ഒരു പ്രവാസിക്ക് ശരാശരി ഇന്ത്യന്‍ രൂപയില്‍ 10000 രൂപ പ്രതിമാസം ലഭിക്കുന്നുവെങ്കില്‍ ഇതേ പോലെ നാട്ടില്‍ ജീവിക്കുന്ന ഒരാള്‍ക്കും ഇത്ര തന്നെ വരുമനം ഉള്ളപ്പോള്‍ അയാള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എന്തെങ്കിലും ഒക്കെ ബാക്കിയാവുന്നുണ്ട്.പക്ഷെ പ്രവാസിക്ക് ബാക്കിയാവുന്നത് പ്രമേഹം,പ്രഷര്‍,വിശാദ രോഗം, പിന്നെ പേരറിഞ്ഞൂ കൂടാത്ത കുറെ രോഗങ്ങളും. ചുരുക്കത്തില്‍ ഞാന്‍ ഗള്‍ഫുകാരനെ പരിഹസിക്കാനോ മറ്റോ വേണ്ടിയല്ല നേരത്തെ ഒരു അഭിപ്രായം പറഞ്ഞത്.മറ്റുള്ളവന്റെ മുന്നില്‍ ഗള്‍ഫുകാരന്‍ പരിഹാസ്യനാവാന്‍ കാരണം അവന്റെതന്നെ കയ്യിലിരുപ്പാണ് എന്നും അത് മാറ്റുവാനുള്‍ല ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് വരേണ്ടതുണ്ട് എന്ന് കൂടി സൂചിപ്പിക്കനുമാണ് ഞാന്‍ ശ്രമിച്ചത്. എന്റെ കമ്മാന്റ്റ് ഒരു വിവാതത്തിനുദ്ധെഷിച്ചായിരുന്നില്ല, ഞാന്‍ താങ്കളുടെ നിലപാടിനോട് ൧൦൦ യോചിക്കുന്നു, നിങ്ങളുടെ മുമ്പത്തെ കമ്മന്റ് വായിച്ചപ്പോള്‍ പ്രവാസികളെ മൊത്തത്തില്‍ ആക്ഷേപിക്കുന്ന ഒരു ഫീലിംഗ് വന്നത് കൊണ്ടു പ്രതികരിച്ചു പോയതാണ്, ക്ഷമിക്കണം എന്താണ് താങ്കളുടെ ഭാഷക്ക് കാഠിന്യം എന്നത് ശരിക്കും അറിയാം , സൗമ്യനായി സുഖിപ്പിച്ചുള്ള അഭിപ്പ്രായപ്പ്രകടനങ്ങളാണ് ആത്മാര്‍ത്ഥമായി നല്ലകാര്യം ഈര്‍ഷ്യയൊടെ പറയുന്നതിനേക്കാള്‍ ആളുകള്‍ക്കിഷ്ടം അനുഭവം ഗുരു ആളുകള്‍ക്ക് എന്നും പ്രവാസികളെ ദുഖത്തിന്‍‌റ്റെ പ്രതീകമായി കാണാനാണിഷ്ടം കാരണത്തെപ്പറ്റി ആലോചിക്കാറില്ല പ്രിയപ്പെട്ട ജോക്കര്‍ സ്നേഹം നിറഞ്ഞ തറവാടി ജീവിതത്തില് കണ്ട പലകാര്യങ്ങളും കേട്ടറിഞ്ഞുള്ള കാര്യങ്ങളും ആക്ഷേപഹാസ്യരൂപത്തില് അവതരിപ്പിക്കുക എന്നതാണ് എന്റെ ആഗ്രഹം ഒരു ലക്കത്ത്തിലല്ലാ എന്കില്‍ മറ്റൊരു ലക്കത്തില്‍ ജോക്കര്‍ പറഞ്ഞപോലെ ഒരു വിധ മുനാസൂത്രണങ്ങളും ഇല്ലാതെ ഈ മരുഭൂമിയില്‍ ജീവിതം പുകച്ചു കളയുന്നവരേയും കഥാപാത്രങ്ങളാക്കാന്‍ എനിക്ക് പ്ലാനിങ്ങുണ്ട് നിങ്ങളുടെ വിമര്‍ശനങ്ങള്‍ ഒരുപാടാളുകള്‍ക്കു പാഠമായി എന്നും വിശ്വസിക്കുന്നവനാണ് ഞാന്‍ . എന്റെ പോസ്റ്റില്‍ സുഖിപ്പിച്ചു കമന്റുന്നവരെയും വിമര്‍ശകരെയും തെറ്റുകള്‍ തിരുത്ത്തിത്തരുന്നവരെയും ഒരുപോലെ ഇഷ്ടമാണ് പരസ്പരം വ്യക്തിഹത്യ നടത്തരുത് എനിക്ക് ശരിയെന്നു തോന്നിയ അഭിപ്രായങ്ങള്‍ ഞാനും പറയാറുണ്ട് അതിന്റെ എതിര്‍ അഭിപ്രായം വരുമ്പോള്‍ മാത്രമെ ഞാന്‍ മനസ്സിലാക്കിയതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് മനസ്സിലവു‌ എന്നും ഞാന്‍ വിശ്വസിക്കുന്നു നിങ്ങളുടെയെല്ലാം വിലപ്പെട്ട വിലയിരുത്തലുകള്‍ ഇനിയും എനിക്കാവശ്യമാണ് . നോമ്പ് (ഹൈദര്‍ മകന്‍ നാസര്‍ വക സൂര്യേട്ടനും ചന്ദ്രേട്ടനും പിന്നെ പിന്നെ ഈയുള്ളവനും ‘ ഇ ന്റെ പ്രിയപ്പെട്ട ടീച്ചറേ ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പ പ്രേ മമെന്നത് ഇരട്ടിമധുരമാണ് കല്‍ക്കണ്ടം തുണ്ടുതുണ്ടാക്കിയതാണ് പഞ്ചസാര സിറപ്പാക്കിയശേഷം അതു കട്ടിയാക്കി കട്ടു ചെയ്തെടുത്ത് ഉണക്കിയതാണ വെ റുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു വീഡിയോ ക്ലിക്കിനോക്കുക ഞാന്‍ ഓടി ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സി റം സാനിൽ കദീശുമ്മ ബിസിയാണ്‌. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക്‌ ചെവികേള്‍ക്കില്ല അല്ല കദീശോ റമളാനിൽ എ ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ അത്യാധുനികമായി മൊബൈല സ്നേ ഹം നിറച്ചുവെച്ച അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും ഒടുക്കത്ത കാ ര്യം ആദ്യമേയങ്ങു പറയാം ഈയുള്ളവനൊരു ഫോട്ടോഗ്രാഫറല്ല (താഴ്മയോടെ വിനീത കഞ്ചുക പുഞ്ചകനാകുന്നു എനിക്കു ഫോട്ടോയെടുക്കാനറിയില്ല വീണ്ടും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദ് കിവീസിനെതിരെ ബാറ്റിംഗ് നിരയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad) മുതല്‍ കൊല്‍ക്കത്തയുടെ താരോദയമായ വെങ്കടേഷ് അയ്യര്‍(Venkatesh Iyer) വരെയുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദ് കിവീസിനെതിരെ ബാറ്റിംഗ് നിരയില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ഐപിഎല്ലിലെ ടോപ് സ്കോററായ ഗെയ്‌ക്‌വാദിനെ പ്രശംസ കൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍(Graeme Swann). ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അസാമാന്യ പ്രകടനമാണ് റുതുരാജ് കാഴ്ചവെച്ചതെന്ന് പറഞ്ഞ സ്വാന്‍ അയാള്‍ ഇന്ത്യക്കായി കളിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് താനെന്നും വ്യക്തമാക്കി. ഐപിഎല്ലില്‍ താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളില്‍ ചിലത് റുതുരാജില്‍ നിന്നായിരുന്നു. അബുദാബിയില്‍ റുതുരാജ് നേടിയ സെഞ്ചുറിയൊക്കെ അസാമാന്യമെന്നെ വിശേഷിപ്പിക്കാനാവു. ഏതാനും വര്‍ഷം മുമ്പ് മുന്‍ ചെന്നൈ താരം കൂടിയായ മൈക് ഹസി എന്നോട് പറഞ്ഞിരുന്നു. വെടിച്ചില്ലുപോലൊരു കളിക്കാരന്‍ എത്തിയിട്ടുണ്ടെന്ന്. അവനില്‍ ഒരു കണ്ണുവെച്ചോളാനും. അയാള്‍ ഐപിഎല്ലില്‍ തിളങ്ങുന്നതിന് മുമ്പായിരുന്നു ഇത്. പക്ഷെ അന്നേ അയാളുടെ മികവ് ഹസിക്ക് തിരിച്ചറിയാനായിരുന്നുവെന്നും സ്വാന്‍ പറഞ്ഞു. പരിക്കിന്‍റെ ഇടവേളക്കുശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യരെയും സ്വാന്‍ പ്രശംസിച്ചു. അയ്യരുടെ ബാറ്റിംഗ് കണ്ടിരിക്കാന്‍ തന്നെ രസമാണ്. കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ക്കുശേഷം അദ്ദേഹം വീണ്ടും ടീമിലെത്തിയിരിക്കുന്നു. ചില അസാമാന്യ പ്രകടനങ്ങളും ശരാശരിയ പ്രകടനങ്ങളും അയ്യരില്‍ നിന്നുണ്ടായി. അതെല്ലാം മറികടന്ന് അദ്ദേഹം വീണ്ടും ടീമിലെത്തിയിരിക്കുന്നു. ഇത്തവണ മികച്ച പ്രകടനമാണ് അയ്യരില്‍ നിന്ന് അവരും പ്രതീക്ഷിക്കുന്നത്. വരും കാലത്ത് ഗെയ്‌ക്‌വാദും അയ്യരുമായിരിക്കും ഇന്ത്യയുടെ ടോപ് ഫോറില്‍ ഉറപ്പായും ഉണ്ടായിരിക്കുന്ന രണ്ടുപേരെന്നും സ്വാന്‍ പറഞ്ഞു. Ravi Shastri ദിവസങ്ങളോളം ആ തോല്‍വിയുടെ ഞെട്ടലിലായിരുന്നു ഞങ്ങള്‍; രവി ശാസ്ത്രി IND vs SA ഈ ടീമില്‍ അവനെ എവിടെ ഉള്‍പ്പെടുത്തും, ഇന്ത്യന്‍ ബാറ്ററെക്കുറിച്ച് ദിനേശ് കാര്‍ത്തിക് Ashes ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ബെയര്‍സ്റ്റോയും ആന്‍ഡേഴ്സണുമില്ല SA vs IND സൂപ്പര്‍താരങ്ങള്‍ തിരിച്ചെത്തി, രണ്ട് പുതുമുഖങ്ങള്‍; ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക Ajaz Patel മുംബൈ ഓര്‍മ്മയ്‌ക്ക് മുംബൈയില്‍ തന്നെ; 10 വിക്കറ്റ് നേടിയ പന്ത് അജാസ് പട്ടേല്‍ ചെയ്‌തത് Farmers Protest അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്രം, കർഷക സമരം പിൻവലിക്കുമോ? തീരുമാനം നാളെ Stellantis വണ്ടിക്കച്ചവടത്തിനു പുറമേ പുതിയൊരു കച്ചവടം കൂടി തുടങ്ങാന്‍ ഈ കമ്പനി Omicron Variant ഒമിക്രോൺ; നിലവിലെ വാക്സിനുകൾ ഫലപ്രദമോ? Ravi Shastri ദിവസങ്ങളോളം ആ തോല്‍വിയുടെ ഞെട്ടലിലായിരുന്നു ഞങ്ങള്‍; രവി ശാസ്ത്രി Molestation പ്രാക്ടിക്കൽ ക്ലാസിനായി വിളിച്ചുവരുത്തി പീഡനം, പ്രിൻസിപ്പലിനെതിരെ പരാതിയുമായി വിദ്യാർത്ഥിനികൾ ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍, കാണാം അമേരിക്ക ഈ ആഴ്ച ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ ഡൽഹി സമരപ്പന്തലിലേക്ക് മറുനാടൻ കർഷകരുടെ ഒരു ഗ്രൂപ്പിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഒത്തുകൂടൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറുനാടൻ മലയാളി കർഷകർ വയനാട് ജില്ലയിലെ, കൽപ്പറ്റയിൽ ഒത്തു കൂടി. കമ്പളക്കാട് വ്യാപാരി ഭവനിലാണ് ആയിരത്തോളം അംഗങ്ങൾ ഒത്തുചേർന്നത്. ഡൽഹി സമരപ്പന്തലിലേക്ക് മറുനാടൻ കർഷകരുടെ ഒരു ഗ്രൂപ്പിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഒത്തുകൂടൽ. ഇതിന്റെ ഭാഗമായി സാമൂഹ്യപ്രവർത്തകനും, മാധ്യമ പ്രവർത്തകനുമായ ശ്രീ ഗഫൂർ വെണ്ണിയോട് ഈ ദിവസങ്ങളിലെല്ലാം ഡൽഹിയിൽ കർഷകരോടൊപ്പമായിരുന്നു. വയനാട് ജില്ലയിൽ നിന്നും ഏലം, കാപ്പി, ചുക്ക്, കുരുമുളക് എന്നീ സുഗന്ധവ്യഞ്ജനങ്ങൾ സംഭരിച്ച് ഡൽഹി കർഷക സമരപ്പന്തലിൽ ശ്രീ. ഗഫൂർ വെണ്ണിയോട് വിതരണം ചെയ്തിരുന്നു. ലയൺസ് ക്ലബ് സാരഥി ശ്രീ.സിബി തോമസ് വാഴക്കലും, ശ്രീ.ഗഫൂർ വെണ്ണിയോടും ചേർന്ന് നേതൃത്വം നൽകിയ പരിപാടിയിൽ ഡൽഹി സമരത്തിലെ നാൾവഴികളും, അനുഭവങ്ങളും ഗഫൂർ വെണ്ണിയോട് അംഗങ്ങളുമായി പങ്കുവെച്ചു. ഇതോടൊപ്പം മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. കർഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പാംബ്ള ഡാമിന്റെ ഷട്ടറുകൾ ഉയർത്തി മത്സ്യബന്ധനക്കപ്പലിലെ ആദ്യ വനിതാ ക്യാപ്റ്റനായി ആലപ്പുഴക്കാരി! മികച്ച സ്കൂൾ പ്രവേശനോത്സവ ചിത്രത്തിനുള്ള പുരസ്കാരം വയനാട് ജില്ലക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ ഏറ്റവും നല്ല പ്രവേശനോത്സവ ചിത്രത്തിന കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നത് തടയാനുള്ള ശാശ്വത പരിഹാരമായി കോര്‍പറേഷന്‍ നിര്‍മ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 13 ശനി വൈകിട്ട് നാലു മണിക്ക് പടന്നപ്പാലത്ത് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന, സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി വി ജയസൂര്യന്‍, സെക്രട്ടറി ഡി സാജു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എ ബീന എന്നിവര്‍ പങ്കെടുത്തു. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ബൈഡന്റെ പ്രഖ്യാപനം യുഎൻ വിദഗ്ധർ സ്വാഗതം ചെയ്തു Malayalam Daily News സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാതായപ്പോള്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോള്‍ഡും കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ബൈഡന്റെ പ്രഖ്യാപനം യുഎൻ വിദഗ്ധർ സ്വാഗതം ചെയ്തു ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനുള്ള ബൈഡന്റെ പ്രഖ്യാപനം യുഎൻ വിദഗ്ധർ സ്വാഗതം ചെയ്തു ന്യൂയോര്‍ക്ക്: ഗ്വാണ്ടനാമോ ബേ ജയിൽ അടച്ചുപൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിദഗ്ധർ ചൊവ്വാഴ്ച സ്വാഗതം ചെയ്തു. “ഭീകരതയ്‌ക്കെതിരായ യുദ്ധം (വാര്‍ ഓണ്‍ ടെറര്‍)” എന്ന് വിളിക്കപ്പെടുന്ന 9/11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തടവുകാരെ പാര്‍പ്പിക്കാന്‍ അമേരിക്ക നിര്‍മ്മിച്ച ക്യൂബയിലെ സൈനിക ജയിൽ അടയ്ക്കുകയാണ് ബൈഡന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് ഈ മാസം ആദ്യം പ്രസ്താവിച്ചിരുന്നു. നിർബന്ധിതവും അനിയന്ത്രിതവുമായി തടങ്കലിൽ പാര്‍പ്പിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുഎൻ വർക്കിംഗ് ഗ്രൂപ്പുകളും, അഞ്ച് സ്വതന്ത്ര അവകാശ വിദഗ്ധരും ഈ പ്രഖ്യാപനത്തെ പ്രശംസിച്ചുവെങ്കിലും പീഡനം ഉൾപ്പെടെ ശേഷിക്കുന്ന 40 തടവുകാർക്കെതിരായ നിയമലംഘനങ്ങൾ ഭരണകൂടം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. 9/11 ന്റെ ഇരുപതാം വാർഷികം എന്ന നിലയിൽ, ജയിലിന്റെയും സൈനിക കമ്മീഷനുകളുടെയും പ്രവർത്തനത്തെയും പൈതൃകത്തെയും കുറിച്ച് സുതാര്യവും സമഗ്രവും ഉത്തരവാദിത്തവും കേന്ദ്രീകരിച്ചുള്ള ഒരു അവലോകനത്തിന് അഭ്യർത്ഥിക്കുന്നുവെന്ന് യുഎൻ നിയോഗിച്ച, സംഘടനയെ പ്രതിനിധീകരിച്ച് വിദഗ്ധർ പറഞ്ഞു. അവശേഷിക്കുന്ന തടവുകാരിൽ പലരും ഇപ്പോൾ പ്രായാധിക്യമുള്ളവരും ദുർബലരായവരുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജയിലിനെയും സൈനിക കമ്മീഷനുകളെയും സൃഷ്ടിക്കുന്നതിലേക്ക് നയിച്ച നയങ്ങളും നടപടികളും നിരാകരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിർബന്ധിതവും അനിയന്ത്രിതമായി തടങ്കലിൽ വയ്ക്കൽ, പീഡനം എന്നിവയ്ക്ക് വിധേയരായവർക്കും, ന്യായമായ വിചാരണയ്ക്കുള്ള അവകാശം നിഷേധിക്കപ്പെട്ടവർക്കും “മതിയായ പരിഹാരവും നഷ്ടപരിഹാരവും” ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ വാദിച്ചു. അത്തരം ലംഘനങ്ങളെക്കുറിച്ച് “സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങളും വിശ്വസനീയമായ എല്ലാ ആരോപണങ്ങളുടെയും വിചാരണയും” ഉറപ്പാക്കാൻ അവർ യുഎസ് അധികാരികളോട് അഭ്യർത്ഥിച്ചു. “ഗ്വാണ്ടനാമോ ബേയിൽ ഇപ്പോഴും ഇതിനു മുമ്പും തടവിലാക്കപ്പെട്ടിരുന്ന പല വ്യക്തികളും തങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും ദുസ്സഹമായ സാഹചര്യത്തിലാണ് ജീവിച്ചത്,” അവർ പറഞ്ഞു. “ജനാധിപത്യ രാജ്യങ്ങൾക്ക് നല്ലതും മികച്ചതുമായ കാര്യങ്ങൾ ചെയ്യാനാകും. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഈ ഇരുണ്ട അധ്യായത്തെ തുടച്ചു നീക്കണം,” വിദഗ്ധർ പറഞ്ഞു. ജയിൽ അടച്ചുപൂട്ടുക മാത്രമല്ല, അത്തരം രീതികൾ വീണ്ടും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താനും അവിടെ നടക്കുന്ന/നടന്നിരുന്ന കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും യു എസിനോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ സർക്കാർ നയങ്ങൾ ആസൂത്രിതമായി മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നു: എച്ച്ആർഡബ്ല്യു ചൈനയുടെ വർദ്ധിച്ചു വരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാൻ യുഎസും കാനഡയും കൈകോര്‍ക്കുന്നു സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാതായപ്പോള്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോള്‍ഡും തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങാൻ അമ്മയെയും സഹോദരിയെയും കൂട്ടി കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെടുന്നതിനിടെ 19 കാരനായ പലസ്തീൻ ഡ്രൈവറുടെ സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാതായപ്പോള്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോള്‍ഡും തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങൾ വാങ്ങാൻ അമ്മയെയും സഹോദരിയെയും കൂട്ടി ജ്വല്ലറിയില്‍ എത്തി, ബാങ്ക് വായ്പ ലഭിക്കില്ലെന്നറിഞ്ഞതോടെ വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്ത തൃശൂര്‍ ഗാന്ധി നഗര്‍ സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് സഹായഹസ്തവുമായി തൃശൂര്‍ മജ്‌ലിസ് പാര്‍ക്ക് ട്രസ്റ്റും കല്യാണ്‍ ജ്വല്ലേഴ്സും മലബാര്‍ ഗോഡും രംഗത്ത്. പെൺകുട്ടിക്ക് വിവാഹസമ്മാനമായി അഞ്ച് പവൻ സ്വര്‍ണ്ണാഭരണമാണ് കല്ല്യാണ്‍ ജ്വല്ലേഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മലബാര്‍ ഗോള്‍ഡാകട്ടേ മൂന്നു പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നല്‍കുമെന്ന് കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി ഫ്രാൻസ്, ജോർദാൻ, പോർച്ചുഗൽ, ടാൻസാനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുഎസ് കോവിഡ്-19 വാക്‌സിൻ: ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെർട്ട് ഇന്ന് യോഗം ചേരും ന്യൂയോർക്ക്: അടിയന്തര ഉപയോഗ ലിസ്റ്റിംഗ് (EUL) ലഭിച്ച നിലവിൽ ലഭ്യമായ COVID-19 വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയും സമയവും ചർച്ച ചെയ്യാൻ ടെക്സസ് അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് കാറ്റി ടെക്സസ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളിൽ മോഷണം; 97,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയി പൂനെ: പൂനെയിലെ ബുഡി കത്‌രാജ് ചൗക്കിന് സമീപമുള്ള മൂന്ന് സൊസൈറ്റികളിലായി പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളെങ്കിലും മോഷ്ടാക്കൾ കുത്തിത്തുറന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം മെഡിക്കൽ പരിശോധനയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ മയക്കു മരുന്ന് നൽകി 2 സ്കൂൾ മാനേജർമാർ പീഡിപ്പിച്ചു മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പത്താം ക്ലാസിലെ 17 വിദ്യാർത്ഥിനികളെ വൈദ്യപരിശോധന നടത്താനെന്ന പേരിൽ രണ്ട് സ്കൂൾ മാനേജർമാർ മയക്കുമരുന്ന് നൽകി മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു. പാക് അതിർത്തി ജില്ലയായ ബഹവൽപൂർ സ്വദേശി മുഹമ്മദ് ഐഎസ്‌എല്‍ 2021-22: ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും സമനില വാസ്കോ: ഐഐഎസ്എല്ലിലെ പതിനാറാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പോയിന്റ് പങ്കിട്ടു. തുടർച്ചയായ രണ്ട് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് തുടക്കമായി ചിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ചിക്കാഗോ മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ‘ഇൻ അവർ വേൾഡ്’ സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ ‘റീനാ കീ കഹാനി’ ലോക പ്രശസ്ത മലയാള നാടക-സിനിമാ പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) വാർദ്ധക്യ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ Thread: ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് തിരിച്ച&# പരുക്കിനെ തുടര്*ന്ന് സഹീര്* ഖാന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്* നിന്ന് പിന്**മാറേണ്ടി വന്നത് ടീം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സൌരവ് ഗാംഗുലി. എന്നാല്* പരമ്പരയിലേക്ക് തിരിച്ചുവരാന്* ഇനിയും ഇന്ത്യക്കാകുമെന്നും മുന്* നായകന്* ഗാംഗുലി പറഞ്ഞു. ഇനിയും രണ്ട് മത്സരങ്ങള്* ബാക്കിയുണ്ട്. പരമ്പര 2-2ന് സമനിലയിലാക്കാന്* ഇന്ത്യക്ക് ആകുമെന്നാണ് ഞാന്* പ്രതീക്ഷിക്കുന്നത്. സഹീര്* ഖാന്റെ സേവനം ലഭ്യമല്ലാത്തത് ടീമിന് വെല്ലുവിളി ഉയര്*ത്തും. എങ്കിലും ടീം ഇന്ത്യക്ക് വിജയിക്കാനാകും. സഹീര്* ഖാന്റെ അഭാവം മികച്ച അവസരമാക്കി മാറ്റാനാണ് മറ്റുള്ള ബൌളര്*മാര്* ശ്രമിക്കേണ്ടത്- ഗാംഗുലി പറഞ്ഞു. കഴിഞ്ഞദിവസമാണ് സഹീര്* ഖാന് ശേഷിക്കുന്ന മത്സരങ്ങളില്* പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായത്. പരുക്ക് ഭേദമാകാത്തതിനെ തുടര്*ന്ന് സഹീറിന് പകരം ആര്* പി സിംഗിനെ ടീമില്* ഉള്*പ്പെടുത്തിയിട്ടുണ്ട്. നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്* ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 10നാണ് അടുത്ത മത്സരം. ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → എല്ലാ ഉൽപ്പന്നങ്ങളും → എൽഇഡി എല്ലാ ഉൽപ്പന്നങ്ങളും ലെഡ്" എന്ന് ടാഗ് ചെയ്ത ഇനങ്ങൾ അടുക്കുക: ഫീച്ചർ ചെയ്ത മികച്ച വിൽപ്പന അക്ഷരമാലാക്രമത്തിൽ, AZ അക്ഷരമാലാക്രമത്തിൽ, ZA കുറഞ്ഞ, ഉയർന്ന നിരക്ക് ഉയർന്ന വില തീയതി, പഴയതിൽ നിന്ന് പുതിയത് തീയതി, പഴയതിൽ നിന്ന് പുതിയത് ഗ്ലാസ് ഓയിൽ ബർണർ ബോങ് 3 നിറമുള്ള പന്തുകൾ ഗ്ലാസ് റീസൈക്ലറും എൽഇഡിയും ശേഖരം തീർന്നു പോയി ഗ്ലാസ് ഓയിൽ ബർണർ ബോങ് നിറമുള്ള സ്പൈറൽ ഗ്ലാസ് റീസൈക്ലറും എൽഇഡിയും ശേഖരം തീർന്നു പോയി ഗ്ലാസ് ബബ്ലർ ബോംഗ് ഡാബ് റിഗ് വർണ്ണാഭമായ ഗ്ലാസ് റീസൈക്ലറും എൽഇഡിയും ശേഖരം തീർന്നു പോയി പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. ”ചൈന അതിർത്തിയിൽ സന്നാഹം വർദ്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ്,ഇപ്പോൾ കർഷകർ ചെയ്തത്. അവർ സൈനിക വാഹന വ്യൂഹം തടഞ്ഞു. പകുതി വാഹനങ്ങൾ പോകാൻ അനുവദിച്ചെങ്കിലും, പകുതി തടഞ്ഞ് വെച്ചിരിക്കുകയാണ്. അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ, കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും, ഒരു ഫലവും കാണുന്നില്ല,”എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. Ajeesh Ajeesh എന്ന ഐഡിയിൽ നിന്നും ഒക്ടോബർ 8 നു പോസ്റ്റ് ചെയ്ത ഈസന്ദേശത്തോടൊപ്പം ഒരു വീഡിയോയും ഉണ്ട്. ഞങ്ങൾ പോസ്റ്റ് കാണുമ്പോൾ അത് ഷെയർ ചെയ്തിട്ട് നാലു മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിൽ തന്നെ അതിനു 63 റീഷെയറുകൾ ഉണ്ടായിരുന്നു. Venuvnair Nair എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോയ്‌ക്കൊപ്പം അതേ ദിവസം പോസ്റ്റ് ചെയ്ത വിവരണത്തിന് ആറു മണിക്കൂറിനുള്ളിൽ കിട്ടിയത് 155 ഷെയറുകൾ ആണ്. ”ഇന്ന് ഇത് കണ്ടപ്പോൾ, എനിക്ക് അവരോടുള്ള ബഹുമാനം അവസാനിച്ചു, ഞാൻ മാത്രമല്ല, ഈ രാജ്യത്തെ ബുദ്ധിമാന്മാരും, വിദ്യാസമ്പന്നരും, പാവപ്പെട്ട തൊഴിലാളികളും, ഇവരുടെ പ്രവർത്തനങ്ങൾ കണ്ടു കഴിഞ്ഞാൽ, അവരെ കൂടുതൽ വെറുക്കുകയേ ഉള്ളൂ” ഫേസ്ബുക്കിൽ വൈറലാവുന്ന Venuvnair Nairന്റെ പോസ്റ്റിൽ പറയുന്നു. ചില കീ വേർഡുകളുടെ സഹായത്തോടെ ഇൻറർനെറ്റിൽ സേർച്ച് ചെയ്തപ്പോൾ ദൃശ്യങ്ങൾ സെപ്റ്റംബർ 27ന് ഭാരത് ബന്ദിന്റെ സമയത്ത് ജലന്ധറിൽ നിന്നുള്ളതാണ് എന്ന് മനസിലായി. പഞ്ചാബി ചാനലായ പിറ്റിസി ന്യൂസ് അതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്. രോഹിത് അഗർവാൾ എന്ന പ്രൊഫൈലും സെപ്റ്റംബർ 28ന് ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആ ട്വീറ്റ് ഇങ്ങനെ പറയുന്നു: സമരം ചെയ്യുന്ന കർഷകർ ADGPIയുടെ വാഹനം തടയുന്നു. ഇത് ഇന്ത്യൻ സൈന്യമാണോ അതോ പാകിസ്ഥാനിൽ നിന്ന് വന്ന വന്ന സൈന്യമാണോ എന്ന് ഞങ്ങൾ പരിശോധിക്കുന്നുവെന്ന് പറയാൻ ഒരു പ്രതിഷേധക്കാരൻ മുതിർന്നു. എന്തൊരു വലിയ നാണക്കേടാണ് ഇത്. ഇത് ഇവർ എപ്പോൾ മതിയാകും?” അന്ന് സൈനിക വാഹന വ്യൂഹം 20 മിനിറ്റോളം കർഷകർ തടഞ്ഞുവെന്നു പിറ്റിസി റിപ്പോർട്ടർ പത്രാസ് മസീഹ് പീറ്റർ ഞങ്ങളോട് പറഞ്ഞു. സൈനിക വാഹനവ്യൂഹം ചൈന അതിർത്തിയിലേക്ക് പോവുകയായിരുന്നുവെന്ന അവകാശവാദവും തെറ്റാണ് എന്ന് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡസനോളം ആർമി ട്രക്കുകളും ജീപ്പുകളുമായി വാഹനവ്യൂഹം ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് പോവുകയായിരുന്നുവെന്നു ട്രിബ്യുൺ റിപ്പോർട്ട് ചെയ്യുന്നു. വായിക്കാം: പ്രിയങ്ക ഗാന്ധി കോൺഗ്രസ് ചിഹ്നം തൂത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ് സമരക്കാർ തടഞ്ഞ വാഹനം ചൈനീസ് അതിർത്തിയിലേക്ക് പോവുകയിരുന്നില്ല. അത് പോയിരുന്നത് ഹരിയാനയിലെ റോഹ്ത്തക്കിലേക്ക് ആണ് എന്നാണ് മാധ്യമ റിപോർട്ടുകൾ പറയുന്നു. കർഷകർ സൈനിക വാഹനം തടഞ്ഞത് ഒക്ടോബർ 8 ന് അല്ല. സംഭവം നടന്നത് സെപ്റ്റംബർ 27 ന് ഭാരത് ബന്ദിന്റെ അന്നാണ്. ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ? അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം Previous articleപ്രിയങ്ക ഗാന്ധി കോൺഗ്രസ് ചിഹ്നം തൂത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ് ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല അൽ കബീർ എക്സ്പോർട്സ് ഹിന്ദു ഉടമസ്ഥതയിലുള്ള കമ്പനിയാണോ? അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം കൊറോണയിൽ കുടുംബാംഗങ്ങൾ മരിച്ചു: ബി ജെപി പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചു തകർത്തു Old age homeൽ അച്ഛനെ കൊണ്ട് വിട്ട മകൻ:വൈറൽ പോസ്റ്റിന്റെ വാസ്തവം പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്ന നേഴ്‌സ്: സംഭവം ഇന്ത്യയിലാണോ? ഒരു അന്വേഷണം യുഡിഎഫ് എട്ടു നിലയിൽ പൊട്ടും എന്ന് രമേശ് പിഷാരടി പറഞ്ഞോ? രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ബംഗാളിൽ നിന്നും ആസമിലേക്ക് ഓടി പോയത് സിപിഎം,ബിജെപി,കോൺഗ്രസ്സ് എന്നീ പാർട്ടികളിലെ ഹിന്ദുക്കൾ മാത്രമാണോ? മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്? നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ ഇന്ത്യയുടെ ഗോതമ്പിന് വേണ്ടി താലിബാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി; വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുടെ ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് താലിബാന്‍ ഉയര്‍ത്തുന്ന ഭീഷണികളെ ഒന്നിച്ചു നേരിടും; റഷ്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളുടെ ആഹ്വാനം; ദല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ സമയമില്ലെന്ന് ചൈന താലിബാന്‍റെ അഫ്ഗാനില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ പ്രാണരക്ഷാര്‍ത്ഥം കൂട്ടപ്പലായനം ചെയ്യുന്നു താലിബാന്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്; വിലക്കിയത് അപകടകാരികളായ സംഘടനകള്‍ക്കെതിരായ നയം ഉപയോഗിച്ച് ചൈനയുടെ ഉറക്കം കെടുത്തി അഫ്ഗാനിസ്ഥാനിലെ ഉയ്ഗുര്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ അഫ്ഗാനില്‍ അരക്ഷിതര്‍; താലിബാനെ അംഗീകരിക്കരുതെന്ന് സിഖ് സംഘടനയായ ശിരോമണി അകാലിദള്‍ പാക് സേനയുടെ ആക്രമണത്തില്‍ കഴിഞ്ഞ വര്‍ഷം പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് താലിബാന്‍ അഫ്ഗാനില്‍ വീണ്ടും ഷിയാ പള്ളിക്ക് നേരെ ആക്രമണം; കാണ്ഡഹാറില്‍ 15 മരണം; ക്രമസമാധാനം പാലിക്കാന്‍ കഴിയാതെ പ്രതിരോധത്തിലായി താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനിലെ മനുഷ്യദുരന്തം ഒഴിവാക്കാന്‍ ഇയു 102 കോടി ഡോളര്‍ നല്‍കും; ഈ തുക താലിബാന് നല്‍കില്ല; ജി20 രാജ്യങ്ങളും സഹായിക്കും ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ യുഎസുമായി സഹകരിക്കില്ലെന്ന് താലിബാന്‍ തീവ്രവാദികള്‍ മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു 2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍ ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍ ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ ഓൾഗ കുർലെൻക്കോ പ്രണയം സംബന്ധമായ ജാതകം ഓൾഗ കുർലെൻക്കോ തൊഴിൽ സംബന്ധമയ ജാതകം ഓൾഗ കുർലെൻക്കോ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം നിങ്ങൾ ഗണ്യമായ പ്രവർത്തി കാഴ്ച്ചവെക്കുന്ന വ്യക്തിയാണ്. നിങ്ങൾ ഒരിക്കലും നിശ്ചലമാവുകയില്ല. നിങ്ങൾ എപ്പോഴും പദ്ധതികൾ മിനയുകയും കൂടാതെ നിങ്ങൾക്ക് ഒട്ടും സഹിക്കുവാൻ പറ്റാത്ത ഒന്നാണ് ഉദാസീനത. സ്വേച്ഛത നിങ്ങളിൽ സംഷിപ്തമാണ്, കൂടാതെ സ്വാതന്ത്ര്യത്തിന്‍റെ പ്രസരിപ്പ് നിങ്ങളിൽ ഉറച്ചരീതിയിൽ നിക്ഷിപ്തമായിരിക്കുന്നു. പ്രകടിപ്പിക്കാവുന്നതിലും കൂടുതൽ വിദ്വേഷം മറ്റുള്ളവരുടെ ഇടപെടലിൽ നിങ്ങൾക്കുണ്ടാകുന്നു, എന്നുമാത്രമല്ല നിങ്ങൾ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്ന ഒരു ഗുണമാണ് സ്വാതന്ത്ര്യം- പ്രവർത്തിയിൽ മാത്രമല്ല ചിന്തയിലും ഉള്ള സ്വാതന്ത്ര്യം.കാര്യങ്ങളുടെ യഥാർത്ഥ പ്രകൃതത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നു. ഇത് വിശാലമായ വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കും. വളരെ വിദഗ്ദ്ധമായ യുക്തി നിങ്ങൾ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ പുതിയ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുകയോ ചെയ്തേക്കാം. എന്ത് തന്നെ ആയാലും, നിങ്ങളുടെ മഹത്വത്താൽ ലോകം ഒരു പടി മുന്നോട്ട് വയ്ക്കും.സത്യസന്ധതയിൽ, ആ പദത്തിന്‍റെ പൂർണ്ണ അർത്ഥത്തിൽ തന്നെ, നിങ്ങൾ മികച്ച നേട്ടം കൈവരിക്കും. ഉദ്ദിഷ്ടകാര്യങ്ങളിലും, സംഭാഷണത്തിലും, അതുപോലെ തന്നെ സാമ്പത്തിക കാര്യങ്ങളിലും നിങ്ങളുടെ സുഹൃത്തുക്കൾ സത്യസന്ധരായിരിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു.മറ്റുള്ളവരോട് നിങ്ങൾ ഇടപെടുന്ന രീതിയാണ് നിങ്ങളുടെ ദൗർബല്യം. കഴിവുകേട് സഹിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല, കൂടാതെ നിങ്ങളുമായി നേർക്കുനേരെ കാണുവാൻ കഴിയാത്തവരെ പ്രതീക്ഷിക്കാവുന്നതിലും തീരെ പുച്ചത്തോടെ കൃത്യമായി നിരൂപിക്കും. നിങ്ങളാൽ നിരാകരിക്കപ്പെടുന്നവരോട് കൂടുതലായ കാരുണ്യവും ക്ഷമയോടുമുള്ള കാഴ്ച്ചപ്പാട് പരിപോഷിപ്പിക്കുന്നതിൽ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്ത് വിലകൊടുത്തിട്ടായാലും, പരിശ്രമിക്കുന്നത് വളരെ മൂല്യവത്തായിരിക്കും. Olga Kurylenko സന്തോഷത്തിന്റേയും, സഫലീകരണത്തിന്റെയും ജാതകം നിങ്ങൾ വിവേക സ്വഭാവമുള്ള വ്യക്തിയാണ്, ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. പഠനത്തിലെ തടസ്സങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരും പക്ഷേ ഭീതിയില്ലാതെ തന്നെ എല്ലാ സാഹചര്യങ്ങളും നേരിടും. കൂടുതൽ കൂടുതൽ അറിവ് നേടുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം, വിജയത്തിന്റെ കോണിലൂടെ കയറാൻ സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ ഏകാഗ്ര നൈപുണ്യത്താൽ മാത്രം നിങ്ങൾ പഠനത്തിൽ ഭാഗ്യവാനാണെന്ന് തെളിയിക്കും. ചില സന്ദർഭങ്ങളിൽ, ചില കാര്യങ്ങൾ ഓർക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം, എന്നാൽ കഠിനമായി ചിന്തിച്ചെടുക്കാൻ ശ്രമിച്ചാൽ എല്ലാം വ്യക്തമാകും. നിങ്ങളുടെ സ്വഭാത്തിലെ ഈ വശം പഠന മണ്ഡലത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.മനോരാജ്യത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ. വളരെ പെട്ടെന്ന് പ്രതികരിക്കും, നിങ്ങളിൽ മിക്കവരും അപകർഷതാബോധമുള്ളവരാണ്, പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളെ വ്യക്തിഹത്യയായി എടുത്തുകൊണ്ട് അപമാനിക്കപ്പെട്ടതായി കരുതും. മയക്കു മരുന്നിലോ മദ്യത്തിലോ നിങ്ങൾ മുഴുകരുത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, എന്തെന്നാൽ ഇവ നിങ്ങളുടെ അവ്യക്തത കൂട്ടും. നിങ്ങൾ നിങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത പുലർത്തണം, കഴിയുന്നത്ര യാഥാർത്ഥ്യവാദിയാകുവാൻ ശ്രമിക്കണം എന്തെന്നാൽ യാഥാർത്ഥ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുവാനുള്ള പ്രവണത നിങ്ങൾക്കുണ്ട്. സംഗീതം, നിറങ്ങൾ, പ്രകൃതി എന്നിവ അമിത പ്രതികരണ ശീലത്തെ മൃദുലമാക്കുവാൻ അനുകൂലമാണ്. Olga Kurylenko ജീവിത ശൈലിയുടെ ജാതകം സംഭാഷണം നിങ്ങൾ ഇഷ്ടപ്പെടുന്നു, കൂടാതെ മറ്റുള്ളവർ കാൺകെ നല്ല ജോലി കാഴ്ച്ച വയ്ക്കുവാൻ നിങ്ങൾ മികച്ച രീതിയിൽ പ്രചോദിതനാണ്. നിങ്ങൾ ഒരു മേടയിലാണെങ്കിൽ, കുറച്ചു പ്രേക്ഷകരെക്കാൾ വളരെ അധികം പ്രേക്ഷകരുണ്ടെങ്കിൽ നിങ്ങൾ നല്ല മികച്ച ജോലി കാഴ്ച്ചവയ്ക്കും. 06:44, 7 സെപ്റ്റംബർ 2012 HiranES എന്ന ഉപയോക്താവിന്റെ സംഘ അംഗത്വം, സ്വതേ റോന്തുചുറ്റുന്നയാൾ എന്നതിൽ നിന്നു സ്വതേ റോന്തുചുറ്റുന്നയാൾ, റോന്തു ചുറ്റുന്നവർ ഒപ്പം മുൻപ്രാപനം ചെയ്യുന്നയാൾ എന്നതിലേക്ക്, Vssun സംവാദം സംഭാവനകൾ മാറ്റിയിരിക്കുന്നു (ഉപയോക്താവിന്റെ ആവശ്യപ്രകാരം വിശ്വസ്ത ഉപയോക്താവ്) 16:21, 30 ഓഗസ്റ്റ് 2012 HiranES എന്ന ഉപയോക്താവിന്റെ സംഘ അംഗത്വം ഒന്നുമില്ല) എന്നതിൽ നിന്നു സ്വതേ റോന്തുചുറ്റുന്നയാൾ എന്നതിലേക്ക്, Vssun സംവാദം സംഭാവനകൾ മാറ്റിയിരിക്കുന്നു (വിശ്വസ്ത ഉപയോക്താവ്) അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സച്ചിദാനന്ദന്‍ മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ് ടാംഗത്വം നല്‍കി ആദരിച്ച സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു നേവി വാരാഘോഷം സതേണ്‍ നേവല്‍ കമാന്‍ഡ് രാജേന്ദ്രമൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു കിഫ്ബി പദ്ധതി; സമഗ്ര വിജിലന്‍സ് അന്വേഷണം വേണമെന്ന് ചെന്നിത്തല *സിഎജിയുടെ കണ്ടെത്തൽ സർക്കാരിന്റെ തട്ടിപ്പ് തുറന്നുകാട്ടുന്നു തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരവും സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയിലെ ക്രമവിരുദ്ധ നടപടികളെ സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കൊള്ളപ്പലിശ നല്‍കി മസാലബോണ്ടിലൂടെ സമാഹരിച്ച ഫണ്ടിന്റെ തെറ്റായ രീതിയുള്ള നിക്ഷേപത്തെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ പലിശ ഇനത്തില്‍ മാത്രം നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് സംബന്ധിച്ച് പ്രതിപക്ഷം മുന്‍പ് ആക്ഷേപം ഉന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തെ അപഹസിക്കുന്ന സമീപനമാണ് മുന്‍ ധനകാര്യമന്ത്രിയും കിഫ്ബി മാനേജ്‌മെന്റും സ്വീകരിച്ചത് -ചെന്നിത്തല ചൂണ്ടിക്കാട്ടി. കേട്ടുകേള്‍വി ഇല്ലാത്ത വിധത്തില്‍ വന്‍ തുക ശമ്പളവും അലവന്‍സും നല്‍കി വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ കരാര്‍ നിയമനങ്ങള്‍ നടത്തിയതിലൂടെ കോടിക്കണക്കിന് രൂപ നഷ്ടംസംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടുണ്ട്. സംവരണ തത്വങ്ങള്‍പാലിക്കാതെയും സര്‍ക്കാരിന്റെ തന്നെ മുന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. ഇല്ലാത്ത തസ്തികകളിലേക്ക് ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മസാലബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നതിലെ പാളിച്ച കാരണം ഒരു ലക്ഷം രൂപ കിഫ്ബിക്ക് പെനാല്‍റ്റി നല്‍കേണ്ടി വന്നതായും പറയുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനിയും ഉരുണ്ടുകളിക്കാതെ എജിയുടെ കണ്ടെത്തലുകളെ സംബന്ധിച്ച് സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണം. കിഫ്ബി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും, കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റും കാരണം ഖജനാവിന് സംഭവിച്ച നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചു പിടിക്കണം. ഇവിടെ നടന്നിട്ടുള്ള എല്ലാ അനധികൃത നിയമനങ്ങളും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. നിയമസഭയ്‌ക്കോ, ധനകാര്യവകുപ്പിനോ പോലും നിയന്ത്രണമില്ലാത്ത സൂപ്പര്‍ ധനകാര്യസ്ഥാപനമെന്ന നിലയിലാണ് കിഫ്ബി മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനം. ഇനിയും കിഫ്ബിയെ ഇങ്ങനെ കയറൂരി വിടുന്നത് കേരളത്തിന്റെ വിശാലതാല്‍പര്യങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസില്‍ തീവ്രവാദ സംഘടനകളെ സഹായിക്കുന്ന സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എ ഐ വൈ എഫ് ലോകായുക്തയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കണം; ഗവർണർ ലോക ടൂർ ഫൈനല്‍സ്: ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് വാശിയേറിയ മത്സരത്തിൽ കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് സിപിഎം പ്രവർത്തകയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു കോഴിക്കോട്: കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തക കൂടിയായ സീനിയർ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു. കേരള ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം 8,603 പേർക്കു കൂടി കോവിഡ് 19, ഒമിക്രോൺ ആശങ്ക വേണ്ടെന്നു ലോകാരോഗ്യ സംഘടന ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 8,603 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേർ ഈ സമയ പരിധിയിൽ കോവിഡ് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കേംബ്രിഡ്ജ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്നു. നാല് ദിവസങ്ങളിലായി നടത്തിയ ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 നീർമാതളം പുരസ്കാരം റെജില ഷെറിന് ജെ.സി.ഐ ക്ക് പുതിയ ഭാരവാഹികൾ മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം വിജയമാക്കിയവരെ ആദരിച്ചു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം അംഗൻവാടിയിലേക്ക് വഴി നിഷേധിച്ചതിനെതിരെ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി പടിയൂർ പടിയൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ 22 വർഷമായി പ്രവർത്തിക്കുന്ന അക്ഷര അംഗനവാടിയിലേക്കുള്ള വഴി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചില വ്യക്തികളുടെ താല്പര്യത്തിന് വേണ്ടി കഴിഞ്ഞ കുറേ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴി മതിൽ കെട്ടി തടസ്സപ്പെടുത്തിയിരിക്കുകയാണ് എന്ന് ബി.ജെ.പി ആരോപിച്ചു. ഈ വിഷയത്തിൽ അധികാരികളുടെ നിസ്സംഗത അവസാനിപ്പിക്കുക, അംഗനവാടിയിലേക്കുള്ള യാത്ര സൗകര്യം ഉറപ്പുവരുത്തുക, വഴി പഞ്ചായത്ത് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ സമരം ബിജെപി പടിയൂർ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ബിജോയ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗോപാലകൃഷ്ണൻ സ്വാഗതവും ഷിതിരാജ് വലിയപറമ്പിൽ നന്ദിയും രേഖപ്പെടുത്തി. മുരളി എള്ളുംപറമ്പിൽ, നിധിൻ കാവല്ലൂർ, സുഖിൻ പടിയൂർ, ശ്യാം വിരുത്തിപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഈ വിഷയത്തിൽ 356 പേർ ഒപ്പിട്ട പരാതി ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ആർ ബിന്ദുവിന് നൽകിയിട്ടുള്ളതാണ്. പരാതിയുടെ പകർപ്പ് തൃശ്ശൂർ ജില്ലാ കളക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും ഇരിങ്ങാലക്കുട ആർഡിഒയ്ക്കും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ടിഷ്യു കൾച്ചർ വാഴ തൈ വിതരണം ചെയ്യുന്നു ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ വിജയമാക്കിയവരെ ആദരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 13 കോവിഡ് പോസിറ്റീവുകൾ, 92 പേർ ചികിത്സയിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു – കെ ജി.ശിവാനന്ദൻ ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ചുമതലയേറ്റു തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 511 പേര്‍ക്ക് കൂടി കോവിഡ്,502 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4995 തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു ‘കൂടെ’ പ്രോജക്ടിന്‍റെ ഉദ്ഘാടനവും 72 ഭിന്നശേഷി കുട്ടികൾക്കുള്ള സഹായഹസ്തവും നടത്തി “മറ്റൊരുവനിലും രക്ഷയില്ല ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട മറ്റൊരു നാമവും ഇല്ല” (അപ്പ: 4:12). വി. ബൈബിളിലെ ആദ്യത്തെ പുസ്തകം ഉല്‍പ്പത്തി പുസ്തകമാണ്. പ്രപഞ്ച സൃഷ്ടിയുടെ ചരിത്രമാണ് ഉല്‍പ്പത്തി. സ്രഷ്ടാവും പിതാവുമായ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു. ഇതില്‍ ഞാന്‍ ഇപ്രകാരം വായിച്ചു (ഉല്‍പ്പത്തി 1:3) ഒന്നാം ദിവസം “ദൈവം അരുളിച്ചെയ്തു വെളിച്ചമുണ്ടാകട്ടെ, അപ്പോള്‍ വെളിച്ചമുണ്ടായി.” തുടര്‍ന്ന്‍ 16-ാം വാക്യത്തില്‍ നാമിപ്രകാരം വായിക്കുന്നു: “അന്ന്‍ ദൈവം സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. ഈ “അന്ന്‍” എന്നു പറയുന്നതു നാലാം ദിവസമാണ്. സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളെയും – നമുക്കിന്നു പ്രകാശം തരുന്ന എല്ലാ പ്രകാശ ഗോളങ്ങളെയും ദൈവം സൃഷ്ടിച്ചതു നാലാം ദിവസമാണ്. അങ്ങനെയെങ്കില്‍ ഒന്നാം ദിവസം “ഉണ്ടാകട്ടെ” എന്നരുളിചെയ്തപ്പോള്‍ ഉണ്ടായ പ്രകാശം! ഏതു പ്രകാശം? എന്ത് പ്രകാശം? വി. യോഹന്നാന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട് “ആദിയില്‍ വചനമുണ്ടായി.” “ഉണ്ടാകട്ടെ” എന്നു ദൈവം ഇച്ഛിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായതു വെളിച്ചമല്ല. ദൈവത്തിന്‍റെ വചനമാണ്. ഈ വചനം വെളിച്ചമായി ഭൂമിയിലേക്കു വന്നു. വെളിച്ചമായി ഭൂമിയിലേക്കു വന്ന ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി, മനുസ്യനോടൊപ്പം വസിച്ചു. അത് ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവാകുന്നു. “ഉണ്ടാകട്ടെ” എന്നു ദൈവം അരുളിച്ചെയ്തപ്പോള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവില്‍ നിന്നു പുറപ്പെട്ട് (ലൂക്കാ `1:35) വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ (യോഹ: 1:9) സകല മനുഷ്യര്‍ക്കും രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍, യേശുനാഥന്‍ ലൂക്കാ 2:10,11) ഹൈന്ദവ മതഗ്രന്ഥമായ ഋഗ്വേദം 10-ാം മണ്ഡലം, 121-ാം സൂക്തം, ഒന്നാമത്തെ മന്ത്രം: “ഹിരണ്യ ഗര്‍ഭ: സമവര്‍ത്തതാഗ്രേ, ഭൂതസ്യജാത: പതിരേക ആസീത്, സദാധാര:പൃഥ്വി വീം ദ്യാമുതേമം, കസ്മൈ ദേവായ: ഹവിഷാ വിധേമ:” ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്ന്‍ തന്‍റെ ഏക ജാതനായ പുത്രന്‍, ഹിരണ്യഗര്‍ഭന്‍ എന്ന പ്രജാപതി വെളിച്ചമായി ഉത്ഭവിച്ചു. ഉത്ഭവിച്ച ഉടന്‍ തന്നെ അവന്‍ സകല‍ ലോകങ്ങള്‍ക്കും സകല ചരാചരങ്ങള്‍ക്കുമുള്ള രക്ഷകനും പരിപാലകനുമായി ഭവിച്ചു.” ദൈവത്തിന്‍റെ പരമാത്മാവില്‍ നിന്നു പുറപ്പെട്ടു വെളിച്ചമായി ഭൂമിയിലേക്കു വന്ന്‍ മനുഷ്യവംശത്തിന്‍റെ രക്ഷകനായിത്തീര്‍ന്ന ദൈവപുത്രന്‍റെ ജനനത്തെക്കുറിച്ചുള്ള മന്ത്രമാണ്. “പുരുഷ ഏവേദം സര്‍വ്വം, യദ്ഭുതം യച്ചഭവ്യം, ഉദാമൃതത്വസ്യഈശാന, യദാന്നേനതിരോഹതി.” “ദൈവത്തിന്‍റെ ഏക ജാതനായ പുത്രന്‍, പ്രജാപതി, കഴിഞ്ഞു പോയതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകലതും അവന്‍ തന്നെയാകുന്നു.” ഭൂതവും വര്‍ത്തമാനവും ഭാവിയും സകലതും അവനില്‍ അടങ്ങിയിരിക്കുന്നു. വെളിപാട് പുസ്തകം 1-ാമദ്ധ്യായം 8-ാം വാക്യത്തില്‍ വി.യോഹന്നാനെഴുതി “ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനുമായ കര്‍ത്താവ്” ആയിരുന്നവന്‍ കഴിഞ്ഞു പോയത് ആയിരിക്കുന്നവന്‍ – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, വരാനിരിക്കുന്നവന്‍ – ഇനി വരാനിരിക്കുന്നവനുമായ കര്‍ത്താവ് – യേശുക്രിസ്തു! ഇതേ മന്ത്രത്തിന്‍റെ മൂന്നും നാലും പാദങ്ങള്‍ പറയുന്നു “അവന്‍ ജഗദവസ്ഥയെ പ്രാപിക്കുന്നത് – അവന്‍ ഭൂമിയിലേക്കു വരുന്നത് – സകല മനുഷ്യര്‍ക്കും കര്‍മ്മഫലാനുഭവം, അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച അനുഭവം നല്‍കാന്‍ വേണ്ടിയാണ്” വെളിപാട് പുസ്തകം 22-ാമദ്ധ്യായം 12-ാം വാക്യത്തില്‍ യേശുനാഥന്‍ അരുളിച്ചെയ്യുന്നു. “ഞാന്‍ ഭൂമിയിലേക്കു വരുന്നത് സകല‍ മനുഷ്യര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കനുസരിച്ച പ്രതിഫലം നല്‍കാന്‍ വേണ്ടിയാണ്.” “തം യജ്ഞം ബാര്‍ഹിഷിപ്രൌക്ഷന്‍, പുരുഷം ജാതമഗ്രത: തേനദേവാമയജന്ത: സാദ്ധ്യാ ഋഷയശ്ചയേ” “ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ പ്രജാപതിയെ മന്ത്രപുതമായ ജലം തളിച്ചു ശുദ്ധീകരിച്ച് യുപത്തില്‍ (മരത്തൂണില്‍) ബന്ധിച്ചു. സാദ്ധ്യന്‍മാരും (ഭാരണാധിപന്മാരും)ഋഷിമാരും (പുരോഹിതന്മാരും) ചേര്‍ന്ന്‍ യാഗം കഴിച്ചു.” നാലു സുവിശേഷ പുസ്തകങ്ങളിലും നാം വായിക്കുന്നു: ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ യേശുക്രിസ്തുവിനെ റോമാ സാമ്രാജ്യത്തിന്‍റെ പ്രതിപുരുഷന്‍ ദേശാധിപതി (ഭരണാധിപന്‍)പീലാത്തോസും യഹൂദരാജ്യത്തിന്‍റെ രാജാവ്‌ (ഭരണാധിപന്‍) ഹേറോദേസും ഹന്നാസ് എന്നും കയ്യാഫാസ് എന്നും പേരുള്ള പുരോഹിതരുടെ നേതൃത്വത്തില്‍ ഒരു പുരോഹിതസംഘവും ചേര്‍ന്ന്‍ മരക്കുരിശിനേല്‍പിച്ചു കൊടുത്തു. 90-ാം സൂക്തം 16-ാമത്തെ മന്ത്രം പറയുന്നു: “തമേവം വിദ്വാനമൃത: ഇഹഭവതി നാന്യപന്ഥാ, അയനായ വിദ്യതേ.” “ഈ ബലിപുരുഷനെ ഉപാസിക്കുന്നവര്‍ (ഹൃദയത്തില്‍ സ്വീകരിക്കുകയും അധരത്താല്‍ ജപിക്കുകയും ചെയ്യുന്നവര്‍)മോക്ഷം (രക്ഷ) പ്രാപിക്കുന്നു.” റോമാലേഖനം 10:8 ല്‍ വി.പൗലോസ് ശ്ലീഹാ എഴുതി: “ദൈവ പുത്രനെ ഹൃദയത്തില്‍ സ്വീകരിക്കുകയും അധരം കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുന്നു.” സ്വര്‍ഗ്ഗത്തിലെ ദൈവം അദൃശ്യനാണ്‌. മനുഷ്യന് ദൈവത്തെ കാണാന്‍ കഴിയില്ല. സ്വര്‍ഗ്ഗത്തിലെ ദൈവം മനുഷ്യന് അപ്രാപ്യമാണ്. ആര്‍ക്കും ദൈവത്തെ പ്രാപിക്കാന്‍ കഴിയില്ല. മനുഷ്യന് പുത്രനെ മാത്രമറിയാം. പുത്രനിലൂടെയല്ലാതെ ആരും ദൈവത്തെ അറിയുന്നില്ല. ഏക പുത്രന്‍ യേശുക്രിസ്തുവാണ്. നിങ്ങള്‍ ഏതു മതത്തില്‍ പെട്ടവനാകാം. പക്ഷെ യേശുവിനെ അറിയാതെ ദൈവത്തെ അറിയുന്നില്ല. ജവാന്‍ ഓഫ് വെള്ളിമല റിലീസിന് തയ്യാറായി മമ്മൂട്ടിയുടെ പുതിയ ചിത്രം ജവാന്‍ ഓഫ് വെള്ളിമല റിലീസിന് തയ്യാറായി. ഈ മാസം 19 ന് റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. വെള്ളിമല ഡാം പ്രദേശത്ത് താമസിക്കുന്നവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഡാമിലെ കാവല്‍ക്കാരനായ എക്സ് മിലിട്ടറിക്കാരന്‍ ഗോപീകൃഷ്ണനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് നായിക. അസിഫ് അലി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. പുതുമുഖ സംവിധായകന്‍ അനൂപ് കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് ജെയിംസ് ആല്‍ബര്‍ട്ട് Previous Postമണിയന്‍പിള്ള രാജുവിന്റെ മകന്‍ അഭിനയരംഗത്തേക്ക്Next Postവ്യത്യസ്ഥ അക്ഷരങ്ങള്‍ ടൈപ്പിംഗില്‍ ലഭിക്കാന്‍… സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന് തുടക്കമായി സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷന് തുടക്കമായി കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ ഫീൽഡ് സർവ്വേ നടത്തുന്നതിന് തീരുമാനമായി സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു കെ ജി.ശിവാനന്ദൻ കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി നിയന്ത്രണം വിട്ട കാറ് പാടത്തേയ്ക്ക് മറിഞ്ഞു കാരുണ്യത്തിന്റെ പുതപ്പുമായി കല്ലംകുന്ന് മതബോധന യൂണിറ്റ് എം.എസ് ബാബുരാജ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി അഭിമാനത്തോടെ ഇരിങ്ങാലക്കുട കേരളത്തിന്റെ സാമൂഹ്യ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി നടൻ ടോവിനോ തോമസ് പ്രഖ്യാപനം നടത്തിയത് ഊരകം 10 -ാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകാൻ സ്റ്റാർ ക്ലബിൻ്റെ ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. ലോക ക്രിക്കറ്റ് യുദ്ധം APK ഡൗൺലോഡ് വേൾഡ് ക്രിക്കറ്റ് ബാറ്റിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ലോക ക്രിക്കറ്റ് യുദ്ധം അപരാഭിധാനം WCB നിങ്ങളുടെ മൊബൈൽ ഫോണുകളിലും ടാബ്‌ലെറ്റുകളിലും യഥാർത്ഥ ക്രിക്കറ്റ് കളിക്കുന്നതിന്റെ പൂർണ്ണമായ അനുഭവം നിങ്ങൾക്ക് നൽകും! WCB ഉൾപ്പെടെയുള്ള ഇത്തരത്തിലുള്ള ആദ്യത്തെ ക്രിക്കറ്റ് സവിശേഷതകൾ ധാരാളം ഉണ്ട് എന്റെ കരിയർ, മഴ തടസ്സം, സ്‌നിക്കോമീറ്റർ ഉപയോഗിച്ചുള്ള അൾട്രാ എഡ്ജ് കണ്ടെത്തൽ, കാലാവസ്ഥാ മാറ്റം, ഡി/എൽ രീതി, കളിക്കാരുടെ ഡ്രസ്സിംഗ് റൂം, കളിക്കാരുടെ ബാറ്റ് മാറ്റം, ഗെയിംപ്ലേയ്‌ക്കിടെ തൊപ്പി/തൊപ്പി മാറ്റം, ബാറ്റിംഗ് ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പാനീയങ്ങൾ, കമന്ററി ബോക്‌സ്, ചിയർ ലീഡേഴ്‌സ്, നെറ്റ് പ്രാക്ടീസ്, ഡ്രീം ഇലവൻ, ലോകകപ്പ്, ടി20 ചാമ്പ്യൻഷിപ്പ്, ഏഷ്യൻ കപ്പ്, ഇന്ത്യൻ ലീഗ്, പാകിസ്ഥാൻ ലീഗ്, ഓസ്‌സി ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗുകൾ, ക്ലാഷ് ഓഫ് ഫാൻസ് തുടങ്ങിയ ലോക ചാമ്പ്യൻഷിപ്പുകളുടെ വൈവിധ്യം ഞങ്ങളുടെ ആരാധകരെ അവതരിപ്പിക്കുന്ന ഒരു പുതിയ ലീഗ് ടൂർണമെന്റ്. നിങ്ങളൊരു കടുത്ത ക്രിക്കറ്റ് ആരാധകനാണെങ്കിൽ, ലോക ക്രിക്കറ്റ് യുദ്ധം നിങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് സുഹൃത്തായിരിക്കും. വെർച്വൽ ലോകത്ത് നിങ്ങളുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ആരംഭിക്കാൻ ഈ മോഡ് നിങ്ങൾക്ക് അവസരം നൽകുന്നു. നിങ്ങൾ സ്ട്രീറ്റ് മത്സരങ്ങളിൽ നിങ്ങളുടെ കരിയർ ആരംഭിക്കും, നിങ്ങൾ വിരമിക്കൽ പ്രായം എത്തുന്നതുവരെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ നിങ്ങൾ പുരോഗമിക്കും! കൃത്യമായ ഡി/എൽ മെത്തേഡ് ഇംപ്ലിമെന്റേഷനോടുകൂടിയ മഴ തടസ്സം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ മൊബൈൽ ക്രിക്കറ്റ് ഗെയിമാണ് വേൾഡ് ക്രിക്കറ്റ് ബാറ്റിൽ. ചാറ്റൽ മഴയ്‌ക്ക് മുമ്പ് മേഘാവൃതമായ കാലാവസ്ഥയും ക്രമേണ വർദ്ധിച്ചുവരുന്ന മഴയും നിങ്ങൾക്ക് അനുഭവപ്പെടുന്ന തരത്തിലാണ് ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്, ഇത് ഗെയിംപ്ലേയ്‌ക്കിടെ ഏറ്റവും യഥാർത്ഥമായ മഴ തടസ്സം നിങ്ങൾക്ക് നൽകുന്നു. ലോക ക്രിക്കറ്റ് യുദ്ധം ഒരു മൊബൈൽ ക്രിക്കറ്റ് ഗെയിമിനായി എക്കാലത്തെയും ആകർഷകവും ആവേശകരവുമായ ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ കളിക്കുന്ന ഓരോ മത്സരവും നിങ്ങളെ സീറ്റിന്റെ അരികിൽ നിർത്തുന്ന തരത്തിലാണ് ഞങ്ങളുടെ നൂതന ക്രിക്കറ്റ് എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങൾ AI ബാറ്റ്‌സ്മാൻ എല്ലാ പന്തുകളും സിക്‌സറുകൾ/ബൗണ്ടറികൾ അടിക്കുന്നുണ്ടെങ്കിൽ, ബൗളർക്ക് അനുകൂലമായി ഞങ്ങളുടെ ഇന്റലിജന്റ് ക്രിക്കറ്റ് എഞ്ചിൻ അറ്റാക്ക് ബോളുകൾ (റെഡ് കളർ റിംഗ്) അവതരിപ്പിക്കും. ഇത് AI-യും നിങ്ങളും തമ്മിലുള്ള സമതുലിതമായ ഗെയിം ഉറപ്പാക്കും. അന്താരാഷ്ട്ര ലോകകപ്പ്, ലോക ടി20 ചാമ്പ്യൻഷിപ്പ്, ഏഷ്യൻ കപ്പ്, പ്രീമിയർ ലീഗ് കപ്പ്, പാകിസ്ഥാൻ പ്രീമിയർ ലീഗ്, ഓസ്‌സി ബിഗ് ബാഷ് ലീഗ് കപ്പ്, ബംഗ്ലാദേശ് സുപ്രീം ലീഗ്, ക്ലാഷ് ഓഫ് ഫാൻസ് എന്നിങ്ങനെ വിവിധ ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകൾ ഡബ്ല്യുസിബിക്ക് ഉണ്ട്. ഈ ടീമുകളെല്ലാം ഏറ്റവും പുതിയ പുതുക്കിയ സ്ക്വാഡും ലീഗ് നിയമങ്ങളും അവതരിപ്പിക്കും 5, 10, 20 ഓവറുകൾ ലഭ്യമാണ്) ലോക ക്രിക്കറ്റ് യുദ്ധത്തിൽ നെറ്റ് പ്രാക്ടീസ് ചലഞ്ചസ് മോഡ് പോലുള്ള ഗെയിം മോഡുകൾ ഉണ്ട്, അതിൽ 25 തത്സമയ ബാറ്റിംഗ് വെല്ലുവിളികളുണ്ട്. ഇത് ഒരു ടീം അല്ലെങ്കിൽ പങ്കാളിത്ത വെല്ലുവിളിയാകാം, കൂടാതെ ചലഞ്ച് മോഡ് കളിക്കുന്നത് നിങ്ങളുടെ XP ലെവൽ മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കും, ഇത് പുതിയ ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കും. ബ്രോഡ്‌കാസ്റ്റ് കാമിന് പുറമേ ഞങ്ങൾ ബാറ്റിംഗ് ബൗളിംഗ് പ്രോ കാം അവതരിപ്പിച്ചു. പ്രോ കാം നിങ്ങളെ യഥാർത്ഥ ബാറ്റ്‌സ്മാന്റെയും ബൗളറുടെയും ഷൂസിൽ ഉൾപ്പെടുത്തും, അത് കളിക്കുന്നത് വളരെ തൃപ്തികരമായിരിക്കും. നെറ്റ് പരിശീലന സെഷനുകളിൽ ഷോട്ടുകൾ കളിക്കുകയും പരിശീലിക്കുകയും ചെയ്യുക. ആധികാരികവും അസാധാരണവുമായ ഷോട്ടുകൾ ഉൾപ്പെടെ 50-ലധികം ബാറ്റിംഗ് ഷോട്ടുകൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓഫ് സ്പിൻ, ലെഗ് സ്പിൻ, ഫാസ്റ്റ്, മെഡ്-ഫാസ്റ്റ് എന്നിവയ്ക്കായി 4 തരം ബൗളിംഗ് പ്രവർത്തനങ്ങളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റിയൽ വേൾഡ് ക്രിക്കറ്റിൽ ഉപയോഗിക്കുന്ന യഥാർത്ഥ DRS സിസ്റ്റം അനുകരിക്കുന്ന ലോക ക്രിക്കറ്റ് യുദ്ധത്തിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം ലഭ്യമാണ്. ഡബ്ല്യുസിബിക്ക് ഇംഗ്ലീഷും ഹിന്ദി കമന്ററിയും തമ്മിൽ മാറാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് കളിക്കാരുടെ ജേഴ്സിയുടെ പേരും നമ്പറും എഡിറ്റ് ചെയ്യാം. വർണ്ണാഭമായ അന്തരീക്ഷവും വൈവിധ്യമാർന്ന സ്കൈബോക്സുകളും ഉള്ള പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന 17 ആകർഷകമായ അന്താരാഷ്ട്ര സ്റ്റേഡിയങ്ങൾ ഡബ്ല്യുസിബിക്കുണ്ട്. ബാറ്റിംഗ് സമയത്ത്, തൊപ്പി, തൊപ്പി, ബാറ്റ് മാറ്റൽ തുടങ്ങിയവ ധരിച്ച് നിങ്ങൾക്ക് ബാറ്റ്സ്മാനെ ഇഷ്ടാനുസൃതമാക്കാം. 1)GET_ACCOUNTS: ലോഗിൻ, നേട്ടങ്ങൾ, ലീഡർബോർഡ് എന്നിവയുൾപ്പെടെ നിങ്ങളുടെ Play സേവനങ്ങൾ ആക്‌സസ് ചെയ്യാൻ ആവശ്യമാണ്. 2)WRITE_EXTERNAL_STORAGE, READ_EXTERNAL_STORAGE എന്നിവ: ഗെയിംപ്ലേയ്ക്കിടെ ഗെയിം ഉള്ളടക്കം കാഷെ ചെയ്യാനും വായിക്കാനും. 3)READ_PHONE_STATE: ഗെയിമിനെക്കുറിച്ചുള്ള പ്രസക്തമായ അറിയിപ്പുകൾ നിങ്ങൾക്ക് നൽകുന്നതിന്. - ബാറ്റിംഗ് ഗ്രൗണ്ട് ഷോട്ടുകളുടെ വ്യാപ്തി മെച്ചപ്പെടുത്തി - റിപ്പോർട്ട് ചെയ്ത ബഗുകൾ പരിഹരിച്ചു ഏറ്റവും ഡൈനാമിക് ക്രിക്കറ്റ് കരിയർ മോഡ് ഉള്ള ആദ്യത്തെ മൊബൈൽ ക്രിക്കറ്റ് ഗെയിം 1. നിരവധി ഫീച്ചറുകളോടെ മൈ കരിയർ മോഡ് അവതരിപ്പിക്കുന്നു 2. പുതിയ ഹോം യുഐയും ഹിന്ദി കമന്ററിയും 3. പുതിയ കട്ട് സീനുകൾ ചേർത്തു ഡ്രസ്സിംഗ് റൂം ആഘോഷങ്ങൾ, പുതിയ കപ്പ് ആഘോഷം പടക്കം കൊണ്ടുള്ള ബൈക്ക് റൈഡ് ആഘോഷം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (10/08/2021 ചൊവ്വ) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-9 ദീവാനുൽ ഹിക്മയിൽ നിന്നും രാജ്യത്ത് നിന്ന് ഫാഷിസ്റ്റ് ഭരണകൂടത്തെ തുടച്ച് നീക്കണം ആക്രമണം ശക്തമാക്കിയില്ലെങ്കില്‍ വിമതര്‍ വീണ്ടും സംഘടിക്കും മുസ്‌ലിം സൗഹൃദ പ്രസംഗവുമായി ട്രംപ് സഊദിയില്‍ മസ്ജിദുല്‍ അഖ്‌സയുടെ നീതിക്കും ഫലസ്ഥീന്‍ ഐക്യം ആവശ്യം ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു? ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. ഒരിനം വള്ളിച്ചെടിയാണ് പയർചെടി (ശാസ്ത്രീയനാമം: Vigna unguiculata sesquipedalis ഇവയിലുണ്ടാകുന്ന ഭഷ്യയോഗ്യമായ ഫലമാണ് പയർ. കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ (പെരുംപയർ) വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം. ഏതുകാലത്തും നാടൻപയർ വളർത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂൺ മാസത്തിൽ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാൽ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബർ മുതൽ ഡിസംബർ വരെ നെൽപാടത്തിന്റെ ബണ്ടുകളിൽ ഒരു അതിരു വിളയായും പയർ പാകി വളർത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെൽപാടങ്ങളിൽ വിളവെടുപ്പിനു ശേഷം വേനൽക്കാലത്ത് തരിശിടുന്ന വേളയിൽ പയർ ഒരു തനിവിളയായി വളർത്താം. (എ) കുറ്റിപ്പയർ ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ (ബി) പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരൂൺ, അനശ്വര, കനകമണി (പി.ടി.ബി.1 അർക്ക് ഗരിമ. (സി) പടർപ്പൻ ഇനങ്ങൾ ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ. സി152, എസ്488, പൂസ ഫൽഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2 വി240, അംബ(വ16 ജി.സി827, സി ഓ3, പൌർണ്ണമി (തരിശിടുന്ന നെൽപാടങ്ങൾക്ക്). കനകമണി (പി ടി ബി1 ന്യൂ ഈറ പച്ചക്കറി ഇനങ്ങൾക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടർ വിതയ്ക്കൽ6065 കി ഗ്രാം/ഹെക്ടർ (കൃഷ്ണമണിക്ക് 45 കി ഗ്രാം നരിയിടൽ5060 കി.ഗ്രാം/ഹെക്ടർ(കൃഷ്ണമണിക്ക് 40 കി ഗ്രാം). പയർ വിത്തിൽ റൈസോബിയം കൾച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് റൈസോബിയം കൾച്ചർ പുരട്ടിക്കഴിഞ്ഞ് പയർ വിത്തിലേക്ക് നന്നായി പൊടിച്ച കാൽസ്യം കാർബണേറ്റ് തൂകി 1 മുതൽ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോൾ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും. വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവിൽ കുമ്മായം വേണ്ടി വരും. ചെറിയ വിത്ത്10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം കുമ്മായം പുരട്ടിപ്പിടിച്ച പയർ വിത്ത് വൃത്തിയുളള ഒരു കടലാസ്സിൽ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകൾ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം. പുഴിരസമുളള മണ്ണിൽ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടൽ ആവശ്യമുളളൂ. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തിൽ പുരട്ടുന്നതിന് നന്നല്ല. കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാൻ. കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലർത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീർഘനേരം വച്ചിരിക്കരുത്. കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈർപ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തിൽ പാകരുത്. കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാൻ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റർ അകലം നൽകി ചാലുകൾ കീറുക. വിത്തിനു വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളർത്തുന്ന ഇനങ്ങൾക്കും വരികൾ തമ്മിൽ 25 സെ മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും നൽകി വേണം നുരിയിടാൻ. ഒരു കുഴിയിൽ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കിൽ, വിതച്ചു കഴിഞ്ഞ് ചാലു കീറിയാൽ മതിയാകും. കിറ്റിപ്പയറിന് വരികൾ തമ്മിൽ 30 സെ.മീറ്ററും ചെടികൾ തമ്മിൽ 15 സെ മീറ്ററും ആണ് നന്ന്. പാതി പടർന്ന വളരുന്ന ഇനങ്ങൾക്കും 45*30 സെ മീറ്റർ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങൾ ഒരു കുഴിയിൽ മൂന്ന് തൈകൾ എന്ന തോതിൽ നടണം. കുമ്മായം250 കിലോ ഗ്രാം/ഹെക്ടർ അല്ലെങ്കിൽ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടർ. ആദ്യ ഉഴവിനും തന്നെ കുമ്മായം ചേർക്കണം, പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേർക്കണം. ബാക്കിയുളള നൈട്രജൻ വിത്ത് പാകി 15-20 ദിവസം കഴിഞ്ഞ് ചേർത്താൽ മതി. രണ്ടാം തവണ നൈട്രജൻ വളം വൽകുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വർദ്ധിപ്പിക്കാനും വേരുപടലം പടർന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളർത്തുന്ന ഇനങ്ങൾക്ക് പച്ചക്കറിയിനങ്ങൾക്ക് പടർന്നു വളരാൻ പന്തലിട്ടു കൊടുക്കണം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോൾ ഉളള നനയ്ക്കൽ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. സംഭരണവേളയിൽ പയർ വിത്ത് കീടബാധയിൽ നിന്നും രക്ഷിക്കുന്നതിന് വിത്തിൽ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാൽ മതി. പയറിൽ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കിൽ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേർക്കണം. പയറിന്റെ പൂവിൽ നിന്നും തേൻ കുടിക്കുന്ന കരിവണ്ട്. കഴുത ഇറച്ചി പൗരുഷത്തിന് ബെസ്റ്റ്; ആവശ്യക്കാരേറി, കഴുതയുടെ ജീവന്‍ കാക്കാന്‍ നടപടി വേണമെന്ന് ആവശ്യം Keralabhooshanam Daily കഴുത ഇറച്ചി പൗരുഷത്തിന് ബെസ്റ്റ്; ആവശ്യക്കാരേറി, കഴുതയുടെ ജീവന്‍ കാക്കാന്‍ നടപടി വേണമെന്ന് ആവശ്യം Home/NEWS/LATEST/കഴുത ഇറച്ചി പൗരുഷത്തിന് ബെസ്റ്റ്; ആവശ്യക്കാരേറി, കഴുതയുടെ ജീവന്‍ കാക്കാന്‍ നടപടി വേണമെന്ന് ആവശ്യം കഴുത ഇറച്ചി പൗരുഷത്തിന് ബെസ്റ്റ്; ആവശ്യക്കാരേറി, കഴുതയുടെ ജീവന്‍ കാക്കാന്‍ നടപടി വേണമെന്ന് ആവശ്യം ഹൈദരാബാദ്: ഇറച്ചിയ്ക്ക് ആവശ്യക്കാരേറിയതോടെ ആന്ധ്രാപ്രദേശില്‍ കഴുതകളുടെ എണ്ണം കുറയുന്നു. കഴുതകളെ ആഹാരത്തിനായി കശാപ്പ് ചെയ്യുന്ന അനധികൃത കേന്ദ്രങ്ങള്‍ ചില ജില്ലകളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്റേഡ് അനുസരിച്ച് കഴുതകളെ ഭക്ഷിക്കാനാകില്ല. എന്നാല്‍ ഭാരം ചുമക്കുന്ന മൃഗത്തിന്റെ മാംസം കഴിച്ചാല്‍ പൗരുഷം വര്‍ധിക്കുമെന്നാണ് കഴുതകളെ ആഹാരമാക്കുന്നവര്‍ പറയുന്നത്. അതേസമയം, അനധികൃതമായാണ് കഴുതകളെ കശാപ്പു ചെയ്യുന്നത്. ഇവരില്‍ നിന്ന് വന്‍ വില കൊടുത്താണ് ആവശ്യക്കാര്‍ ഇറച്ച് വാങ്ങുന്നത്. കഴുത മാംസത്തിന് കിലോയ്ക്ക് ആയിരങ്ങളാണ് ഇവര്‍ വാങ്ങുന്നത്. നിരവധി ക്രിമിനല്‍ സംഘങ്ങള്‍ സംയുക്തമായാണ് ആന്ധ്രയില്‍ കഴുതകളെ കശാപ്പ് ചെയ്യുന്ന റാക്കറ്റ് നടത്തുന്നത്. പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണപ്രകാശം, ഗുണ്ടൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് ഇത്തരം കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു സംഘം കഴുതകളെ കശാപ്പ് ചെയ്യുമ്പോള്‍ മറ്റൊരു സംഘം ഇറച്ചി സംഭരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസം ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നത് മറ്റൊരു സംഘമാണ്. നിരന്തരമായ കൊന്നൊടുക്കല്‍ കാരണം ആന്ധ്രാപ്രദേശില്‍ കഴുതകളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. അതിനാല്‍ തന്നെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആന്ധ്രയിലേക്ക് മൃഗങ്ങളെ കൊണ്ടുവരണ്ട അവസ്ഥയാണെന്ന് കാക്കിനട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ എന്ന എന്‍.ജി.ഒയുടെ സെക്രട്ടറി ഗോപാല്‍ ആര്‍ സുറബത്തുള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴുതകളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണം. നിയമം കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ കഴുതകളെ ഇനിമുതല്‍ മൃഗശാലയില്‍ പോയി മാത്രം കാണേണ്ടിവരുമെന്നും ഇന്ന് കഴുതപ്പാലിനെക്കാളേറെ അതിന്റെ ഇറച്ചിക്കാണ് ആവശ്യക്കാരേറെയെന്നും എന്‍ജിഒ പ്രതിനിധി സുറബത്തുള്ള പറഞ്ഞു. കഴുതകളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതുപ്രകാരം അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയപ്പോള്‍ കഴുതകളെ കശാപ്പ് ചെയ്യുന്നതിന്റെ ധാരാളം വീഡിയോകളും ഫോട്ടോകളും തങ്ങള്‍ക്ക് ലഭിച്ചെന്നും ഇതെല്ലാം ഉള്‍പ്പെടുത്തി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ജിഒ അറിയിച്ചു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്: രാകേഷ് ടിക്കായത്ത് കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി ‘നിങ്ങളെ പേടിച്ച് ഓടിയൊളിക്കുന്നവളല്ല പത്മജ, ജസ്റ്റ് റിമംബര്‍ ദാറ്റ്’ ‘സൈബര്‍ അക്രമി’കള്‍ക്ക് മറുപടി കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിനു ഹാജരായി സംസ്ഥാനത്ത് ഇന്ന് 7,789 പേര്‍ക്ക് കോവിഡ് രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താന ഹാജരാകണം; അറസ്റ്റുണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തിരുവനന്തരപുരത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരക്കതിരായ വംശീയാധിക്ഷേപത്തിൽ ക്ഷമ ചോദിച്ച് സോമർസെറ്റ് പേസർ ജാക്ക് ബ്രൂക്സ്. 2012 ൽ നടന്ന സംഭവത്തിനാണ് ബ്രൂക്സ് ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുന്നത്. യോർക്‌ഷെയറിൻ്റെ താരമായിരുന്ന ബ്രൂക്സ് സഹതാരമായിരുന്ന പൂജാരയെ ‘സ്റ്റീവ്’ എന്നായിരുന്നു വിളിച്ചിരുന്നത്. വെളുത്ത വർഗക്കാരല്ലാത്ത താരങ്ങളെ വിളിക്കുന്ന പേരാണ് സ്റ്റീവ്. ആ സമയത്ത് ചെയ്ത ട്വീറ്റുകളിലും ബ്രൂക്സ് ഈ പേര് ഉപയോഗിച്ചിരുന്നു. ഇതിനും താരം ക്ഷമ ചോദിച്ചു. വാർത്താകുറിപ്പിലൂടെയാണ് ബ്രൂക്സ് ഇക്കാര്യം അറിയിച്ചത്. യോർക്‌ഷെയറിലെ വംശീയാധിക്ഷേപവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം അസീം റഫീഖ് നടത്തിയ വെളിപ്പെടുത്തലിലാണ് ബ്രൂക്സിൻ്റെ പേരും ഉയർന്നുവന്നത് Jack Brooks racist Pujara) ‘സ്റ്റീവ് എന്ന് വിളിച്ചിരുന്നത് അവരുടെ ശരിയായ പേരുകൾ ഉച്ചരിക്കാൻ പ്രയാസമായതിനാലായിരുന്നു. ഡ്രസിംഗ് റൂമിൽ മുൻപ് ഇത് പതിവായിരുന്നു. അതിന് വംശീയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പേര് വിളിച്ചത് ഞാൻ സമ്മതിക്കുന്നു. അത് അപമര്യാദ ആയിരുന്നു. അങ്ങനെ ചെയ്യരുതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. പൂജാരയോട് ഞാൻ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. ആ സമയത്ത് അതൊരു വംശീയ പരാമർശമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ, അത് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.”- ബ്രൂക്സ് പറഞ്ഞു. Read Also നായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ല: അലക്സ് ഹെയിൽസ കൗണ്ടി ക്ലബായ യോർക്‌ഷെയറിൽ കളിച്ചിരുന്ന സമയത്ത് തനിക്ക് നേരിട്ട വംശീയാധിക്ഷേപങ്ങളെപ്പറ്റി അസീം റഫീഖ് കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്ലബിൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് വംശീയവെറി നേരിടേണ്ടി വന്നു എന്ന വെളിപ്പെടുത്തലിനു പിന്നാലെ ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ സ്പോർട്സ് കമ്മറ്റി നടത്തിയ ഹിയറിങ്ങിലാണ് അസീം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. പലപ്പോഴും വികാരധീനനായാണ് അസീം സംസാരിച്ചത്. മുൻ ഇംഗ്ലൻ്റ് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ, യോർക്‌ഷെയർ മുൻ ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ഗാരി ബല്ലൻസ് എന്നിവർക്കെതിരെയൊക്കെ അസീം വംശീയാധിക്ഷേപ പരാതി ഉന്നയിച്ചു. കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികളെന്നാണ് റിപ്പോർട്ട്. അസീം റഫീഖിൻ്റെ തുറന്നുപറച്ചിലിനു പിന്നാലെയാണ് കൂടുതൽ ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്. കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം. വംശീയ വെറിയെ നേരിടാൻ 12 ഇന കർമപരിപാടികളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നായയ്ക്ക് കെവിൻ എന്ന് പേരിട്ടതിനു പിന്നിൽ വംശീയ വിദ്വേഷമില്ല: അലക്സ് ഹെയിൽസ കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു ലഭിച്ചത് 1000ലധികം വംശീയാധിക്ഷേപ പരാതികൾ അസം പെൺകുട്ടിയെ ചൈനീസ് എന്ന് വിളിച്ച് റിയാലിറ്റി ഷോ അവതാരകൻ; വിമർശിച്ച് റിയൻ പരഗ് ‘ഏഷ്യൻ താരങ്ങളോട് ശുചിമുറിയുടെ അടുത്തിരിക്കാൻ പറയുമായിരുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസീം റഫീഖ് അസീം റഫീഖിനെ മൈക്കൽ വോണും വംശീയമായി അധിക്ഷേപിച്ചു: ആദിൽ റഷീദ് വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍ കാക്കിയുടെ അഹന്ത; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ബിൽ പാസാക്കി ഇരുസഭകളും, വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി കെ റെയ്‌ലിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്; നേതൃയോഗം ബഹിഷ്‌കരിച്ച് നേതാക്കൾ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷകരുടെ വിജയം കേന്ദ്ര സർക്കാർ ചര്‍ച്ചകളെ ഭയക്കുന്നു; രാഹുല്‍ ഗാന്ധി “ഞങ്ങൾക്ക് പറക്കണം”; കുട്ടികൾക്കൊപ്പം ഹെലികോപ്റ്ററിൽ കറങ്ങി പഞ്ചാബ് മുഖ്യമന്ത്രി ഹിറ്റാച്ചിയുടെ മുകളില്‍ തെങ്ങുവീണ് ഓപ്പറേറ്റര്‍ മരിച്ചു ‘ആരുപറഞ്ഞാലും നന്നാകില്ല’; അനധികൃത കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി കർദ്ദിനാൾ പീയെത്രൊ പരോളിൻ,വത്തിക്കാൻ സംസ്ഥാന കാര്യദർശി വീണ്ടും തുടങ്ങാൻ പുത്തൻ തലമുറയുടെ രോദനം ശ്രവിക്കണം! യുനെസ്കൊയുടെ നാല്പത്തിയൊന്നാമത് പൊതുസംഘത്തിൻറെ നയചർച്ചയെ വെള്ളിയാഴ്‌ച (12/11/21) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ സംബോധന ചെയ്തു. ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയോട്, അഥവാ, യുനെസ്കൊയോട് (UNESCO-United Nations Educational, Scientific and Cultural Organisation) ഫ്രാൻസീസ് പാപ്പായ്ക്കുള്ള മതിപ്പ് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആവർത്തിച്ചു പ്രഖ്യാപിച്ചു. ഫ്രാൻസിലെ പാരീസിൽ, യുനെസ്കൊയുടെ നാല്പത്തിയൊന്നാമത് പൊതുസംഘത്തിൻറെ നയചർച്ചയെ വെള്ളിയാഴ്‌ച (12/11/21) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം. യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തെക്കുറിച്ചും സൂചിപ്പിച്ച കർദ്ദിനാൾ പരോളിൻ, ഈ സംഘടന ജനതകളുടെ സമാഗമ സംസ്കൃതി സംസ്ഥാപിക്കാനുള്ള യത്നം തുടർന്നുകൊണ്ടേയിരിക്കുന്നത് അനുസ്മരിച്ചു. സമാധാന സംസ്ഥാപനത്തിലൂടെ മാത്രമെ സകലർക്കും ഉപരി ഐശ്വര്യമാർന്നൊരു ഭാവിയുണ്ടാകൂ എന്ന ബോധ്യത്തോടുകൂടിയാണ് യുനെസ്കൊ ഇതു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തൻ തലമുറയുടെ രോദനം ശ്രവിച്ചുകൊണ്ടു വേണം നാം വീണ്ടും തുടക്കം കുറിക്കേണ്ടതെന്ന്, കർദ്ദിനാൾ പരോളിൻ, കോവിദ് 19 മഹാമാരി ദുരിതം വിതച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നരകുലത്തിനു നേർക്കുയർന്നിരിക്കുന്ന വെല്ലുവിളികളെ നിസ്സർഗ്ഗജമായ സാഹോദര്യ ചൈതന്യത്തോടുകൂടി നേരിടേണ്ടതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. ആപ്ലിക്കേഷൻ: ഈ പ്രഥമശുശ്രൂഷ കിറ്റ് മികച്ചതാണ്അഥവാ വീടുകൾ, ഓഫീസുകൾ, ക്യാമ്പിംഗ്, കാറുകൾ, റെസ്റ്റോറന്റുകൾ, ഓട്ടോകൾ, സ്പോർട്സ്, ബോട്ടുകൾ, റോഡ് യാത്രകൾ, ജോലിസ്ഥലം, സ്കൂളുകൾ എന്നിവയുൾപ്പെടെയുള്ള മിക്ക ദൈനംദിന ഉപയോഗങ്ങളും സാഹസങ്ങളും തുടങ്ങിയവ. അപ്രതീക്ഷിത അടിസ്ഥാന ദൈനംദിന മിഷേപ്പുകൾക്കും മരുഭൂമിയിലെ പോരാട്ട ഫീൽഡ് അതിജീവന ട്രോമാ സാഹചര്യങ്ങൾക്കും അടിയന്തിര കിറ്റ് നിങ്ങൾക്ക് പരിഹാരം നൽകും, ഇതിൽ ഇവ ഉൾപ്പെടുന്നു: മാസം നീണ്ടുനിൽക്കുന്ന കടൽ കയാക് യാത്രകൾ, ചെറിയ വളർത്തുമൃഗങ്ങളുടെ അപകടങ്ങൾ, ദൈനംദിന കുഞ്ഞുങ്ങളുടെ തെറ്റിദ്ധാരണകൾ. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിലും എളുപ്പത്തിലും പരിഹാരത്തിനായി ഈ കിറ്റ് നിങ്ങളുടെ ബാക്ക്പാക്ക്, വെഹിക്കിൾ ഗ്ലോവ് കമ്പാർട്ട്മെന്റ് അല്ലെങ്കിൽ മെഡിക്കൽ കാബിനറ്റിൽ സൂക്ഷിക്കുക. മെറ്റീരിയൽ: 400D 600D പോളിസ്റ്റർ അല്ലെങ്കിൽ ഇഷ്‌ടാനുസൃതമാക്കൽ നിറം: ലഭ്യമായ ചുവപ്പ് ഇരുണ്ട ചാര അക്വാ, ഇഷ്‌ടാനുസൃതമാക്കൽ വലുപ്പം: 10 x 3 x 13cm, അല്ലെങ്കിൽ ഇഷ്‌ടാനുസൃതമാക്കൽ സംഭരണം: വൃത്തിയുള്ളതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. പ്രഥമശുശ്രൂഷ കിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഭംഗിയുള്ള വലുപ്പത്തിലാണ്, 10x3x13cm, ഇൻഡോർ, do ട്ട്‌ഡോർ ഉപയോഗത്തിനായി എടുക്കാൻ വളരെ എളുപ്പമാണ്. ആന്തരിക ഡിവിഡറുകൾക്ക് അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ ആവശ്യമായ കാര്യങ്ങൾ ഇറുകിയതും വൃത്തിയായി സൂക്ഷിക്കാൻ കഴിയും. ഞങ്ങൾ ഒഇഎം, ഒഡിഎം സേവനവും നൽകുന്നു, നിങ്ങൾ വ്യത്യസ്ത വലുപ്പം, മെറ്റീരിയൽ, നിറം, ആന്തരിക നിർമ്മാണം എന്നിവയ്ക്കായി തിരയുകയാണെങ്കിൽ, ദയവായി ഞങ്ങളെ ഇവിടെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല, ഞങ്ങൾ നിങ്ങൾക്കായി ഒറ്റത്തവണ സേവനം നൽകും. ഈ മാസ്ക് ബോക്സ് കുറച്ച് പീസ് മാസ്കുകൾ കൈവശം വയ്ക്കാൻ പര്യാപ്തമാണ്, എന്നിരുന്നാലും മലിനീകരണം ഒഴിവാക്കാൻ ദയവായി ഉപയോഗിച്ച മാസ്കിനൊപ്പം പുതിയ ഫെയ്സ് മാസ്കും ഇടരുത്. Q1: നിങ്ങൾ ഒരു നിർമ്മാതാവാണോ അതോ വ്യാപാര കമ്പനിയാണോ? A1: ഞങ്ങൾ ഫാക്ടറിയാണ്, നിങ്ങൾക്ക് ഒറ്റത്തവണ പരിഹാരം. ഞങ്ങൾക്ക് ഉപഭോക്തൃ സേവനം ഡിസൈൻ സാമ്പിൾ ബൾക്ക് പ്രൊഡക്ഷൻ കസ്റ്റംസ് ഡിക്ലറേഷൻ ഷിപ്പിംഗ് ഡെലിവറി കൈകാര്യം ചെയ്യാൻ കഴിയും. Q4: എന്ത് കുറിച്ച് ഡെലിവറി സമയം പ്രൊഡക്ഷൻ ലീഡ് ടൈം? A4: പ്രതിദിന output ട്ട്‌പുട്ട്> 10,000 പി‌സി, ഡെലിവറി സമയം 20 25 ദിവസം, സ്ഥിരവും വേഗത്തിലുള്ളതുമായ output ട്ട്‌പുട്ടും ഡെലിവറിയും പിന്തുണയ്‌ക്കാൻ ഞങ്ങൾക്ക് 60 ലധികം ഇഞ്ചക്ഷൻ മെഷീനുകൾ ഉണ്ട്. ഏത് അന്വേഷണത്തിനും ഞങ്ങളെ ബന്ധപ്പെടാനും വിശദാംശങ്ങൾ ചർച്ചചെയ്യാനും സ്വാഗതം. Q5: എനിക്ക് ഞങ്ങളുടെ പ്രിന്റ് ചെയ്യാമോ? ലോഗോ ഓണാണ് ഉത്പന്നം? A5: അതെ, ഉറപ്പാണ്. കലാസൃഷ്‌ടി നൽകുക, ടൂളിംഗിന് മുമ്പ് നിങ്ങളുടെ അംഗീകാരത്തിനായി ഞങ്ങൾ ഡ്രോയിംഗ് തയ്യാറാക്കും. Q6: എനിക്ക് കുറച്ച് സാമ്പിളുകൾ ഓർഡർ ചെയ്യാൻ കഴിയുമോ? Q7: നിങ്ങളുടെ MOQ (മിനിമം ഓർഡർ അളവ്) എന്താണ്? A7: MOQ 3000 ആണ്. കൂടാതെ, വേഗത്തിലുള്ള ഡെലിവറിക്ക് ലഭ്യമായ ഏതെങ്കിലും സ്റ്റോക്കിനായി pls ഞങ്ങളുമായി പരിശോധിക്കുക. Q8: നിങ്ങൾക്ക് എന്റെ ഇഷ്ടാനുസൃതമാക്കാമോ? രൂപകൽപ്പന? A8: അതെ, ഞങ്ങൾ OEM, ODM സേവനം വാഗ്ദാനം ചെയ്യുന്നു. വികസനത്തിന് പിന്തുണ നൽകാൻ ഞങ്ങൾക്ക് ശക്തമായ ഗവേഷണ-വികസന സംഘവും ടൂളിംഗ് ഹ house സും ഉണ്ട്. ഡ്രോയിംഗ്, പ്രോട്ടോടൈപ്പ്, ടൂളിംഗ്, സാമ്പിൾ, ഫംഗ്ഷൻ ടെസ്റ്റ്, ഇഞ്ചക്ഷൻ പ്രൊഡക്ഷൻ എന്നിവയിൽ നിന്ന് ഞങ്ങൾ എല്ലാം വീട്ടിൽ തന്നെ ചെയ്യുന്നു. വിശദാംശങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ട. അപ്രതീക്ഷിത അടിസ്ഥാന ദൈനംദിന മിഷേപ്പുകൾക്കും വന്യമൃഗങ്ങളുടെ പോരാട്ട ഫീൽഡ് അതിജീവന ട്രോമ സാഹചര്യങ്ങൾക്കും അടിയന്തിര കിറ്റ് നിങ്ങൾക്ക് പരിഹാരം നൽകും, ഇതിൽ ഇവ ഉൾപ്പെടുന്നു: മാസം നീണ്ടുനിൽക്കുന്ന കടൽ കയാക് യാത്രകൾ, ചെറിയ വളർത്തുമൃഗ അപകടങ്ങൾ, ദൈനംദിന കുഞ്ഞ് ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം – News18 Malayalam ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം ഹൈദരാബാദ്: ഡോക്ടറുടെ തലയില്‍ ഫാന്‍(Fan) പൊട്ടിവീണതില്‍ വേറിട്ട പ്രതിഷേധവുമായി(Protest) ഡോക്ടര്‍മാര്‍(Doctors ഹൈദരാബാദ് ഉസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. തലയില്‍ ഹെല്‍മറ്റ്(Helmet) ധരിച്ചായിരുന്നു പ്രതിഷേധം. ഡ്യൂട്ടി ഡോക്ടറുടെ തലയിലാണ് ഫാന്‍ പൊട്ടിവീണ് പരുക്കേറ്റത്. സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആശുപത്രി സൂപ്രണ്ടിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. രോഗികളുടെ പരിചരണത്തെയും ചുമതലകള്‍ നിര്‍വഹിക്കുന്നതിനും തടസമാകുമെന്നുവെന്ന് ഡോക്ടര്‍മാര്‍ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി. Also Read-Amarinder Singh പഞ്ചാബ് നിയമസഭയിലേക്ക് 117 സീറ്റിൽ മത്സരിക്കാൻ അമരീന്ദറിന്റെ പുതിയ പാർട്ടി Mullaipperiyar ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ മറുപടി ക്യാംപെയ്‌നുമായി ട്വീറ്റുകള്‍ മുല്ലപ്പെരിയാര്‍ ഡാം(Mullaipperiyar Dam) ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ന്‍(Campaign) വലിയ തംരഗമായിരുന്നു. ചലച്ചിത്ര താരങ്ങള്‍ അടക്കം പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്(Tamilnadu) മുഖ്യമന്ത്രി സ്റ്റാലിന്റെ പേജിലടക്കം മലയാളികള്‍ എത്തി. ഇപ്പോഴിതാ ഇതിന് മറുപടി ട്വീറ്റുമായി പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് തമിഴ്‌നാട്ടില്‍. ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ എന്ന് ആവശ്യപ്പെട്ടാണ് ക്യാപെയ്ന്‍. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്?വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു.ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ചൊവ്വാഴ്ച് നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. Also Read-Jammu and Kashmir ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ബ്രദർഹുഡും ചേർന്ന് കശ്മീരികളെ സൂഫി പാതയിൽ നിന്ന് വഴി തിരിച്ചുവിടുന്നു ഡോക്ടറുടെ തലയില്‍ ഫാന്‍ പൊട്ടിവീണു; ഹെല്‍മറ്റ് ധരിച്ചെത്തി ഡോക്ടര്‍മാരുടെ വേറിട്ട പ്രതിഷേധം ഉത്തര്‍പ്രദേശില്‍ ക്ലാസ്മുറിയില്‍ പുള്ളിപുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു MGNREGA തമിഴ്‌നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത് 'മരിച്ചവരും 11 ലക്ഷം രൂപയുടെ തട്ടിപ്പിനെതിരെ പരാതി CAIT കഞ്ചാവ് വില്‍പ്പന കേസില്‍ ആമസോണിനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിൽ അപലപിച്ച് സിഎഐടി ബിജെപി MLAയെ കൊല്ലാന്‍ ആസൂത്രണം നടത്തുന്ന കോണ്‍ഗ്രസ് നേതാവ്; വീഡിയോ പുറത്ത്‌ ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്; ലഭിക്കുന്നത് ഗുജറാത്തിനേക്കാള്‍ രണ്ടിരട്ടിയോളം കൂലി Gautam Gambhir വധഭീഷണികളില്‍ ഭയമില്ല, പ്രവര്‍ത്തനങ്ങള്‍ തുടരും ഗൗതം ഗംഭീര്‍ Man appears semi-naked| അശ്ലീല വീഡിയോ കേസില്‍ കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്‌ക്രീനിൽ അർധനഗ്നൻ പൊലീസിന് നോട്ടീസ് മഴവെളളത്തില്‍ ചവിട്ടാതെ എങ്ങനെ കാറില്‍ കയറും? കസേരയുടെ മുകളിലൂടെ ചവിട്ടിക്കയറിയ എംപിയ്ക്ക് വിമര്‍ശനം ഫീസ് അടക്കാത്തതിനാല്‍ IITയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു; വിദ്യാര്‍ത്ഥിനിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജി Omicron അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തലാക്കണം; പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്രിവാള്‍ നടി നിത്യ ദാസ് വീണ്ടും; സൈക്കോ ഹൊറർ ത്രില്ലർ ചിത്രം 'പള്ളിമണി'യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു Selfie trailer ജി വി പ്രകാശ് കുമാറിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സെല്‍ഫി'യുടെ ട്രെയ്‌ലര്‍ പുറത്ത് കൊല്ലപ്പെട്ട സിപിഎം നേതാവ് സന്ദീപിന്റെ മൃതദേഹം തിരുവല്ലയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും Binu Pappu അഖിലേഷേട്ടനല്ലേ എന്ന് ഹിറ്റ് ചോദ്യവുമായെത്തിയ ജോയ് സാർ; ബിനു പപ്പു ഇനി 'ഭീമന്റെ വഴിയിലൂടെ' Cute Animals വീൽചെയറിലെ നായ്ക്കളുടെ റാലി; മൈക്കിലൂടെ പാട്ടു പാടുന്ന പന്നി; നിങ്ങളെ മൃഗസ്നേഹിയാക്കുന്ന ചിത്രങ്ങൾ അഭയകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ് Sankeerthanam News അഭയകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ് – Sankeerthanam News അഭയകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ് അഭയകേസിലെ അപവാദ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ സിനഡ് കൊച്ചി: അഭയകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവ സഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗമായി ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് ആശങ്ക രേഖപ്പെടുത്തി. സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചാണ് ഈ അപവാദപ്രചരണം എന്നത് ദുഃഖകരമാണ്. സഭയില്‍ സമര്‍പ്പിത ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരേക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. ഈ ലക്ഷ്യത്തോടെ സഭ സ്വീകരിച്ച നിലപാടുകളെ അവഗണിക്കാനും നിക്ഷിപ്ത താല്‍പര്യങ്ങളോടെ സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ് തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്. അഭയകേസില്‍ സി.ബി.ഐ. കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തിന്‍റെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ള സമൂഹം എന്നനിലയില്‍ സഭ സ്വീകരിക്കുന്നു. എന്നാല്‍ വിധിയുടെ ഉള്ളടക്കത്തെക്കുറിച്ച് പരിണതപ്രജ്ഞരായ ന്യായാധിപന്മാരും ഫോറന്‍സിക് വിദഗ്ധരും കുറ്റാന്വേഷണ മേഖലയില്‍ പ്രാവീണ്യമുള്ളവരും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിനോട് ചേര്‍ന്നാണ് സീറോ മലബാര്‍ സഭയും ചിന്തിക്കുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങളെപ്രതി നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്. മേല്‍ക്കോടതികളുടെ വിധിതീര്‍പ്പില്‍ വസ്തുതകളുടെ നിജസ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്നു സഭയ്ക്കു പ്രതീക്ഷയുണ്ട്. അഭയാകേസിനോടനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍തന്നെ സ്വകാര്യവെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വയം മാറിനില്‍ക്കണം. ഇത്തരം ചിന്താഗതിയോട് സഭ യോജിക്കുന്നില്ല. ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് അഭ്യര്‍ഥിച്ചു. ‘ഇടവപ്പാതി’ ദ്വിദിന നോവൽക്യാമ്പിന്റെ ആദ്യദിനത്തിന്റെ രണ്ടാം സെഷൻ ‘നോവലിന്റെ ആഖ്യാനം’ എന്ന വിഷയത്തിൽ ശ്രീ.ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സി. ഗണേഷ് മോഡറേറ്ററായ സെഷനിൽ ശ്രീ. ഫ്രാൻസിസ് നെറോണ പ്രഭാഷണം നടത്തി. ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ.വി. ഷിനിലാൽ, ശ്രീ. ശരത്ബാബു തച്ചമ്പാറ, ശ്രീ. മനോജ് വീട്ടിക്കാട് എന്നിവർ ചർച്ച നയിച്ചു. താങ്കള്‍ ആവശ്യപ്പെട്ട കാര്യം ചെയ്യാന്‍ ഉപയോക്താക്കള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമേ സാധിക്കൂ താങ്കള്‍ക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകര്‍ത്താനും സാധിക്കും: യുപിയില്‍ 21 ജില്ലാപഞ്ചായത്തില്‍ ബിജെപി, ഒരിടത്ത് എസ്പി യുപിയില്‍ 21 ജില്ലാപഞ്ചായത്തില്‍ ബിജെപി, ഒരിടത്ത് എസ്പി ലക്നൗ: ഉത്തര്‍പ്രദേശില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം. 21 ജില്ലകളിലെ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സീറ്റുകള്‍ നേടാന്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കഴിഞ്ഞു. എതിരാളികള്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയോ ഭരണകക്ഷിക്ക് പിന്തുണ നല്‍കുകയോ ചെയ്തതാണ് ഫലം പ്രഖ്യാപിച്ച 22 സീറ്റുകളില്‍ 21ഉം നേടാന്‍ ബിജെപിയെ സഹായിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ (എസ്ഇസി) ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ചിത്രകൂട്ട്, ആഗ്ര, ഗൗതംബുദ്ധ നഗര്‍, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അമ്രോഹ, മൊറാദാബാദ്, ലളിത്പൂര്‍, ഝാന്‍സി, ബന്ദ, ശ്രാവസ്തി, ബല്‍റാംപൂര്‍, ഗോണ്ട, ഗോരഖ്പൂര്‍, മൗ, വാരണാസി എന്നീ 17 ജില്ലകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സഹാറന്‍പൂര്‍, ബഹ്റൈച്ച്, പിലിഭിത്, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വാക്കോവര്‍ ലഭിച്ചു. സമാജ്വാദി പാര്‍ട്ടി (എസ്പി) എതിരില്ലാതെ നേടിയ ഏക സീറ്റ് എറ്റാവയാണ്, അവിടെ എസ്പി പ്രസിഡന്‍റ് അഖിലേഷ് യാദവിന്‍റെ കസിന്‍ അന്‍ഷുല്‍ യാദവ് ഒരു മത്സരവുമില്ലാതെ വിജയിച്ചു. ബാക്കി 53 സീറ്റുകളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും ശനിയാഴ്ച നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനോജ് കുമാര്‍ പറഞ്ഞു. 21 ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കിടയിലാണ്. പ്രധാനമായും എസ്പി, ഭരണകക്ഷിയെ കര്‍ശനമായി വിമര്‍ശിക്കുകയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശം പിന്‍വലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ നാഡീകേന്ദ്രങ്ങളായ അയോദ്ധ്യ, മഥുര എന്നിവ ഉള്‍പ്പെടെ 38 ജില്ലകളില്‍ ബിജെപിയും പ്രതിപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളും തമ്മില്‍ നേരിട്ടുള്ള മത്സരം നടക്കും. ബഹ്റൈച്ചില്‍ എസ്പിയുടെ പിന്തുണയുള്ള നേഹ അജിസ് ബിജെപിയുടെ മഞ്ജു സിംഗിന്‍റെ വിജയത്തിനായി നാമനിര്‍ദ്ദേശം പിന്‍വലിച്ചിരുന്നു. ഷാജഹാന്‍പൂരില്‍ കാര്യങ്ങള്‍ രസകരമായ ഒരു ട്വിസ്റ്റ് നേടി, അവിടെ എസ്പിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥി ബിനു സിംഗ് ബിജെപിയിലേക്ക് ചുവടുമാറി. തുടര്‍ന്ന് ബിജെപിയുടെ മമത യാദവിനെ എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ അനുവദിച്ചു. പിലിഭിതില്‍ എസ്പി സ്ഥാനാര്‍ത്ഥി സ്വാമി പ്രവക്താനന്ദ് നാമനിര്‍ദേശം പിന്‍വലിച്ചു. ബിജെപി പിന്തുണയുള്ള ബല്‍ജിത് കൗറിന്‍റെ വിജയത്തിന് ഇത് വഴിയൊരുക്കി. പ്രധാനമായും ജില്ലാ പഞ്ചായത്ത് വാര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു പ്രവക്താനന്ദ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം എസ്പിയിലേക്ക് കടന്നു. എന്നാല്‍, അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ബി.ജെ.പിക്ക് സാധിച്ചു. ചൊവ്വാഴ്ച അദ്ദേഹം നാമനിര്‍ദേശം പിന്‍വലിച്ചു. സഹാറന്‍പൂരില്‍ ബി.എസ്.പി പിന്തുണയുള്ള ജയ്വീര്‍ ജോണി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു, അവിടെ ബി.ജെ.പി പിന്തുണയുള്ള മംഗെ റാം ചൗധരി വിജയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി പ്രസിഡന്‍റ് മായാവതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം. Previous എന്തുകൊണ്ട് കോവിഡ് വ്യാപനം കേരളത്തില്‍ കുറയുന്നില്ലെന്ന് കെ സുധാകരന്‍ Next ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബിജെപി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ മനാമ: വലിയ വായനക്കുള്ള ടെക്സ്റ്റായി എഴുത്തു മാറുമ്പോൾ അത് കാലത്തിന്റെ അടയാളമായി മാറുന്നുവെന്ന് ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച എഴുത്തും കാലവും സാഹിത്യ ചർച്ച ചൂണ്ടിക്കാട്ടി. ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയേഴാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടിയായായിരുന്നു ബഹ്റൈനിലെ എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും സംഗമം സംഘടിപ്പിച്ചത്. സൽമാനിയ സിസിനിയാ ഗാർഡനിൽ ചേർന്ന സാഹിത്യ സംഗമത്തിൽ പ്രതിഭ സാഹിത്യവേദി കൺവീനർ അനഘ ഷിജോയ് അവതാരികയായിരുന്നു. പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷത വഹിച്ചു. ഡി സലിം സ്വാഗതം പറഞ്ഞു. പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പി ശ്രീജിത്ത്, സി വി നാരായണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു . Previous articleബഹ്റൈനിൽ ജോലിക്കെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. Next articleഅയോദ്ധ്യയില്‍ പണിയുന്ന പുതിയ പള്ളിക്ക് അബ്ദുൽ കലാമിന്റെ പേരിടണമെന്ന ആവശ്യവുമായി വിഎച്ച്പി 4 മക്കളെ പീഡിപ്പിച്ച മാതാവിന് 10 വര്‍ഷം തടവ് യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ക്രാഫ്റ്റ് ശില്‍പശാല സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനം വിധിയെഴുതും: എം.പി വിന്‍സെന്റ് യുഎഇ ദേശീയ ദിനം ഇന്ന്; രാഷ്ട്ര പ്രയാണത്തില്‍ പ്രവാസികള്‍ അവിഭാജ്യ ഘടകം: ശൈഖ് മുഹമ്മദ് ജലപ്പരപ്പില്‍ വിസ്മയമൊരുക്കി ദുബൈ മറീനയിലെ ദേശീയ ദിനാഘോഷം ദേശീയ ദിനം: ദുബൈ യാത്രക്കാര്‍ക്ക് എക്‌സ്‌പോ സൗജന്യ ടിക്കറ്റ് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; ദുബൈ കെഎംസിസി ഫ്‌ളൈറ്റില്‍ പോകാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി യുഎഇ കെഎംസിസി; അനുമതി തേടി അപേക്ഷ നല്‍കി തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സൈഫുദ്ദീനും കുടുംബവും കേരളത്തിൽ ഇന്ന് 11,196 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18,849 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂർ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂർ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,518 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,49,480 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 21,038 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂർ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615, കണ്ണൂർ 754, കാസർഗോഡ് 267 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 1,49,356 ഇനി ചികിത്സയിലുള്ളത്. 44,78,042 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. മീഡിയാവൺ അക്കാദമിയിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് എന്നീ ഹ്രസ്വകാല കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ആണ് ക്ലാസുകൾ. ഫോട്ടോഗ്രഫി കോഴ്സിന് ഒരു മാസവും Read More മീഡിയവൺ മാധ്യമം സംരംഭമായ മീഡിയാവൺ അക്കാദമിയിൽ കൺവർജൻസ് ജേർണലിസം വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ രണ്ടു കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് സർവകലാശാല ബിരുദമാണ് യോഗ്യത. കൺവേർജെൻസ് ജേർണലിസം വിദ്യാർത്ഥികൾക്ക് Read More ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം പരിഷത്ത് വിക്കി പരിഷത്ത് വിക്കി സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക പരിഷത്ത് വിക്കി സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ് ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്. എല്ലാ പൊതുരേഖകളുംContent model change logഅന്തർവിക്കി പട്ടികയുടെ രേഖഅപ്‌ലോഡ് രേഖഇറക്കുമതി പ്രവർത്തനരേഖഉപയോക്തൃ അവകാശ രേഖഉപയോക്തൃ പുനർനാമകരണ രേഖഉപയോക്തൃ സൃഷ്ടിയുടെ രേഖടാഗ് കൈകാര്യ രേഖടാഗ് രേഖതടയൽ രേഖതലക്കെട്ട് മാറ്റങ്ങളുടെ രേഖതാളുകൾ സം‌യോജിപ്പിച്ചതിന്റെ രേഖകൾതാൾ സൃഷ്ടിയുടെ രേഖമായ്ക്കൽ രേഖറോന്തുചുറ്റൽ പ്രവർത്തനരേഖസംരക്ഷണ പ്രവർത്തനരേഖ അഭിനേതാക്കള്‍ ശ്രീജിത് രവി,ദേവന്‍,മാമുക്കോയ ,വിമൽ രാജ്,സാജു കൊടിയൻ,കെ ടി എസ് പടന്നയിൽ,ശരൺ,അബു സലിം,ബാബു സ്വാമി,കുളപ്പുള്ളി ലീല,കോഴിക്കോട് ശാരദ മയക്കുമരുന്ന് കടത്തിന് ക്രിപ്‌റ്റോ കറന്‍സിയും; ഗുജറാത്തില്‍ നാലംഗസംഘം പിടിയില്‍ drugs| crypto currency മയക്കുമരുന്ന് കടത്തിന് ക്രിപ്‌റ്റോ കറന്‍സിയും; ഗുജറാത്തില്‍ നാലംഗസംഘം പിടിയില്‍ അഹമ്മദാബാദ്: ഡാര്‍ക്ക് വെബും ക്രിപ്റ്റോകറന്‍സിയും മാധ്യമമാക്കി വിദേശത്തുനിന്ന് രണ്ടുവര്‍ഷത്തിനിടെ നൂറു കിലോഗ്രാമോളം മയക്കുമരുന്ന് എയര്‍കാര്‍ഗോ വഴി ഇറക്കുമതി ചെയ്ത് വിതരണം നടത്തിയ നാലംഗസംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. ചെറിയ അളവുകളില്‍ വന്‍കിടക്കാര്‍ക്ക് മയക്കുമരുന്ന് നല്‍കിയതുവഴി പത്തുകോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പാകിസ്താനില്‍നിന്ന് കടല്‍വഴി വന്‍തോതില്‍ ഹെറോയിന്‍ കടത്ത് നടക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കേന്ദ്രീകരിച്ച് ലഹരിമരുന്നു വിതരണം കണ്ടെത്തിയത്. സിംഗപ്പൂരില്‍ നിന്ന് ഹോസ്പിറ്റാലിറ്റിയില്‍ ഉന്നതവിദ്യാഭ്യാസം നേടിയ വന്ദിത് പട്ടേല്‍, ലണ്ടനില്‍നിന്ന് എം.ബി.എ. നേടിയ വിപുല്‍ ഗോസ്വാമി എന്നീ യുവാക്കളാണ് നേതൃത്വം നല്‍കിയത്. ഡാര്‍ക്ക് വെബ് വഴി അമേരിക്കയിലും കാനഡയിലുമുള്ള മയക്കുമരുന്ന് സംഘങ്ങളുമായി ഇവര്‍ ബന്ധം പുലര്‍ത്തി. പ്രതിഫലം ക്രിപ്റ്റോ കറന്‍സിയില്‍ നല്‍കിയാണ് മയക്കുമരുന്ന് ബുക്ക് ചെയ്യുക. എയര്‍ കാര്‍ഗോ കൊറിയറില്‍ വീട്ടുസാധനങ്ങള്‍ക്കൊപ്പം ചെറിയ പൊതികളില്‍ ഹൈബ്രിഡ് കഞ്ചാവ്, അമേരിക്കന്‍ ചരസ്, മലാനാ ചരസ് തുടങ്ങിയവ ഇറക്കുമതി ചെയ്തു. സ്‌കാനിങ് യന്ത്രങ്ങളില്‍ പെടാതിരിക്കാന്‍ ഉപയോഗിച്ച കവര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊറിയര്‍ വിലാസമായി അഹമ്മദാബാദ്, ഉദയ്പുര്‍, ജയ്പുര്‍ തുടങ്ങിയ സ്ഥലങ്ങളാണ് നല്‍കിയത്. വിലാസക്കാര്‍ക്ക് ഓരോ പാഴ്സലിനും അയ്യായിരം രൂപ മുതല്‍ ഇവര്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്രിപ്റ്റോ കറന്‍സിയായി നാലു കോടി രൂപ ഇവര്‍ വിദേശത്തേക്ക് നല്‍കിയിട്ടുണ്ട്. മുംബൈയിലും മറ്റും മയക്കുമരുന്ന് പാര്‍ട്ടികളും സംഘടിപ്പിക്കാറുണ്ട്. അടിമകളായവരെ കൊറിയര്‍മാരായി ഉപയോഗിക്കുകയും ചെയ്തു. അമേരിക്കയില്‍നിന്ന് ചൈന, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നു. ബിസിനസ് വികസിപ്പിക്കാന്‍ നേപ്പാളില്‍ ഒരു കമ്പനി തുടങ്ങാന്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇതിനിടെ ഒഡിഷയില്‍നിന്ന് ഒരു ട്രക്കില്‍ എത്തിച്ച ഒരു കോടി രൂപയുടെ കഞ്ചാവ് സൂറത്തില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തു. നാന്‍പുരയില്‍ സ്ഥിരതാമസക്കാരനായ മലയാളിയടക്കം മൂന്നുപേരെ കേസില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് കടത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. മുന്ദ്രയില്‍നിന്ന് മൂവായിരം കിലോ ഹെറോയിന്‍ പിടിച്ച കേസില്‍ തുടരന്വേഷണം നിലച്ചതായി ഇവര്‍ ആരോപിച്ചു. പോളണ്ടില്‍ ജോലി വാഗ്ദാനംചെയ്ത് നൂറിലേറെ പേരെ പറ്റിച്ചു; കോടികള്‍ തട്ടിയെടുത്തു, രണ്ടുപേര്‍ പിടിയില്‍ മൂവാറ്റുപുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഹാഷിഷ് ഓയില്‍ ചെറിയ കുപ്പികളിലാക്കി ചില്ലറ വില്‍പ്പന; കോതമംഗലത്ത് യുവാവ് പിടിയില്‍ കാക്കനാട്ടെ പാര്‍ട്ടിയില്‍ വനിതാ ഡോക്ടറടക്കം നിരവധിപേര്‍; ആരാണ് ജെ.കെ? വമ്പന്‍ സ്രാവെന്ന് സൂചന ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവ് അങ്കമാലിയില്‍ പിടിയില്‍ സ്ത്രീയുടെ ശരീരത്തില്‍ എംഡിഎംഎ വിതറി ലഹരിനുണഞ്ഞു; ഫോണില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. പോളണ്ടില്‍ ജോലി വാഗ്ദാനംചെയ്ത് നൂറിലേറെ പേരെ പറ്റിച്ചു; കോടികള്‍ തട്ടിയെടുത്തു, രണ്ടുപേര്‍ പിടിയില്‍ 3 മാസം മുമ്പ് ഭര്‍ത്താവിനെ വിട്ട് ഒളിച്ചോടി, പിന്നീട് തിരിച്ചെത്തി; യുവതിയെ കാമുകന്‍ കുത്തിക്കൊന്നു ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പീഡിപ്പിച്ച കേസ്;ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍ ബസ് ടെര്‍മിനലില്‍ മദ്യവില്‍പ്പന, നിരോധിത പുകയില ഉത്പന്നങ്ങളും; ശൗചാലയ നടത്തിപ്പുകാരന്‍ പിടിയില്‍ ട്രെയിന്‍ യാത്രക്കാരിയെ മയക്കികിടത്തി മോഷണം; പാന്‍ട്രി ജീവനക്കാരന്‍ പിടിയില്‍ അടുത്ത യാത്ര റഷ്യയിലേക്ക്; ചായക്കടയില്‍ തിരക്കിയെത്തി മന്ത്രി; ടൂറിസം മേഖലയ്ക്ക് വേണ്ട മാറ്റങ്ങള്‍ ന Samakalika Malayalam ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ; ഒപ്പം ടൂറിസം നന്നാക്കാന്‍ ചില നിര്‍ദേശങ്ങളും കൊച്ചി: ചായക്കട നടത്തി ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന കൊച്ചിയിലെ ദമ്പതികളായ ബാലാജിയെയും മോഹനയെയും സന്ദര്‍ശിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസത്തിന് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വേണമോ എന്നതായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. റഷ്യന്‍ യാത്രക്കുള്ള ഒരുക്കത്തിലാണ് ബാലാദിയും മോഹനയും. രാവിലെ തന്നെ ചായക്കടയിലെത്തിയ മന്ത്രിക്ക് ബാലാജിയുടെ വക ചൂടുള്ള ചായ. പിന്നാലെ ടൂറിസം ചര്‍ച്ചകളും. കേരളത്തിലെ ടൂറിസം മേഖലയിലെ മാറ്റങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഇവരെ കണ്ട വിവരം മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ശുചിത്വ പദ്ധതികളും വിനോദസഞ്ചാരികളോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് ദമ്പതികള്‍ മന്ത്രിയോട് പറഞ്ഞു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി പ്രത്യേകപരിശീലനം നല്‍കുമെന്ന് മന്ത്രിയും ഉറപ്പ് നല്‍കി. ഒക്ടോബര്‍ 21നാണ് ബാലാജിയുടെയും മോഹനയുടെയും റഷ്യന്‍ യാത്ര. മൂന്നു ദിവസം മോസ്‌കോ, മൂന്നൂ ദിവസം സെന്റ് പീറ്റേഴ്‌സ് ബര്‍ഗും സന്ദര്‍ശിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടയില്‍ റഷ്യന്‍ പ്രസിഡന്റിനെ കാണാനും ഇവര്‍ക്ക് ആഗ്രഹമുണ്ട്. Tourism Minister Kerala Tourism p a muhammad riyas ബാലാജി മോഹനന്‍  ചായക്കട ലോകം ചുറ്റുന്ന ദമ്പതികള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) kju Kerala Jam 'iyyathul Ulama കേരളത്തിലെ മുസ്ലിം പണ്ഡിതന്‍മാരുടെ സേവനങ്ങളെ ഏകോപിപ്പിച്ച് കേരളം മുഴുക്കെ ആദര്‍ശ പ്രചാരണം നടത്താനുദ്ദേശിച്ച് 1924 ല്‍ രുപീക്രതമായ കേരളത്തിലെ ആദ്യ മുസ്ലിം പണ്ഡിത സംഘടനയാണ് കേരള ജംഇയ്യത്തുല്‍ ഉലമ അഥവാ കെ. ജെ. യു. knm Kerala Nadvathul Mujahideen പ്രബോധനസംസ്കരണയത്നങ്ങളില്‍ ബഹുജന പങ്കാളിത്തം വ്യവസ്ഥപ്പെടുത്തുന്നതിനായി 1950 ല്‍ രൂപംകൊണ്ട കേരള നദ്വത്തുല്‍ മുജാഹിദീന്‍ കേരള മുസ്ലിംകള്‍ക്ക് സംഘടിത രൂപത്തിലുള്ള ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വേദി ഒരുക്കുന്നു msm Mujahid Students Movement ‘പഠനം, ചിന്ത, സമര്‍പ്പണം ‘ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ വിദ്യാര്‍തഥി സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ട് കെ.എന്‍.എം 1970ല്‍ രൂപം കൊടുത്ത വിദ്യാര്‍തഥി വിഭാഗമാണ്‌ മുജാഹിദ്‌ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് അഥവാ എം. എസ്. എം. mgm Muslim Girls and Womens Movement സ്ത്രീകള്‍ക്കിടയിലെ ഇസ്ലാമിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1987 ല്‍ രൂപീകൃതമായ മുസ്ലിം ഗേള്‍സ്‌ ആന്‍റ് വിമന്‍സ് മൂവ്മെന്റ് സ്ത്രീധനം, ആഭരണ ഭ്രമം, മറ്റനാചാരങ്ങള്‍ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത് കേരള നദു-വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) വെബ് പോര്‍ട്ടലിലേക്ക് സ്വാഗതം. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തന രംഗത്ത്‌ മുമ്പില്‍ നടന്ന പ്രസ്ഥാനമായ കെ.എന്‍.എം അതിന്റെ പ്രവര്‍ത്തന വീഥിയില്‍ പുതിയൊരു കാല്‍വെപ്പായി അത്യാനുധിക സാങ്കേതിക സങ്കേതങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന വളരെ ബൃഹത്തായ സംരംഭമാണ് അതിന്റെ വെബ്‌ പോര്‍ട്ടല്‍. ആരാണ് മുജാഹിദ്‌ സലഫുകളുടെ പാത Read More മുജാഹിദ്‌ പ്രസ്ഥാനം ഐക്യത്തിലൂടെ ഒരു പുതുയുഗത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌ -ടി.പി അബ്‌ദുല്ലക്കോയ മദനി ഒരുവര്‍ഷം നീണ്ടു നിന്ന വൈജ്ഞാനിക സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മുജാഹിദുകള്‍ ഒന്നിക്കുകയാണ്‌. മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ തിളക്കമേറിയ സാന്നിധ്യം അടയാളപ്പെടുത്തിയ മുജാഹിദ്‌ പ്രസ്ഥാനം ഐക്യത്തിലൂടെ ഒരു പുതുയുഗത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌. ഭിന്നതകള്‍ സൃഷ്‌ടിച്ച വേദനയും വേപഥുവും അനുഭവിച്ചറിഞ്ഞവര്‍ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും അടിപ്പടവ്‌ പണിയുന്ന ഹൃദ്യമായ കാഴ്‌ചയാണ്‌ എങ്ങും ഭിന്നതകള്‍ എപ്പോഴും കക്ഷിമാത്സര്യത്തിലേക്ക്‌ തള്ളിവിടും. സാന്നിധ്യം അറിയിക്കാനും അതിജീവിനത്തിനും സമ്പത്തും സമയവും ആരോഗ്യവും ചെലവഴിച്ച്‌ കൊണ്ടിരിക്കും. വൈജ്ഞാനിക സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ്‌ […] ഭീകരതക്കെതിരെ കെ.എന്‍.എം സംസ്ഥാന കാമ്പയിന്‍ ആഗസ്റ്റ്‌ 15 ന്‌ തുടങ്ങും ഭയപ്പെട്ട്‌ ജീവിക്കുന്നവന്‌ ജീവിതമുണ്ടോ. ഇല്ല എന്ന ഉത്തരമായിരിക്കും ശരി. ഭൗതികാഡംബരങ്ങള്‍ക്ക്‌ നടുവില്‍ ജീവിക്കുമ്പോഴും ആധുനിക മനുഷ്യനെ ഭയം വേട്ടയാടുകയാണ്‌. സ്വസ്ഥമായി ഷോപ്പിംഗിന്‌ പോകാനോ വിനോദ സഞ്ചാരത്തിനോ പൊതു നിരത്തിലിറങ്ങി നടക്കാനോ ഒന്നിച്ചിരുന്ന്‌ കാപ്പി കുടിക്കാനോ പറ്റാത്ത അവസ്ഥ. ഏത്‌ സമയവും ഭീകരാക്രമണത്തെ ഭയപ്പെട്ട്‌ കഴിയാന്‍ വിധിക്കപ്പെട്ടവര്‍. വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷന്‍, മാളുകള്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം ഭയപ്പെട്ട്‌ ജീവിക്കേണ്ട ഗതികേട്‌. സമാധാനം തേടി ദിവ്യഭവനങ്ങളില്‍ പോയാലും ഭീകരാക്രണമത്തെ ഭയക്കേണ്ടി വരുന്നു. ഫ്രാന്‍സ്‌, ജര്‍മനി, ഇറാക്വ്‌, ബംഗ്ലാദേശ്‌ …] സലഫി പ്രസ്ഥാനം കേരളത്തില്‍ – ടി.പി അബ്ദുല്ലക്കോയ മദനി സമ്മേളനങ്ങള്‍ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. മുജാഹിദ്‌ സമ്മേളനങ്ങള്‍ കെട്ടിലും മട്ടിലും എക്കാലത്തും സവിശേഷമായിരുന്നു. കൊടിയോ വടിയോ തോരണങ്ങളോ ഇല്ലാതെ, പ്രകടനങ്ങളോ വഴി തടസ്സമോ ഇല്ലാതെ ജനലക്ഷങ്ങള്‍ അച്ചടക്കത്തോടെ അണി നിരക്കുന്ന സമ്മേളനം കേരളീയര്‍ അദ്ഭുത പൂര്‍വം വീക്ഷിക്കുന്നവയാണ്. ധാര്‍മികവും സാംസ്കാരികവുമായ മൂല്യച്യുതികളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ വിവിധ കാമ്പയിനുകള്‍ നദ്വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്നു. ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തില്‍ വിപ്ലവകരമായ ഒരു ദഅ'വ സംരംഭമായിരുന്നു എക്സിബിഷനുകള്‍. 2006 ഡിസംബറില്‍ കോഴിക്കോട്‌ വച്ച് നടന്ന സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ ഓണ്‍ ഇസ്ലാം ദഅ'വ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. കെ.എന്‍.എം അതിന്റെ വ്യത്യസ്ത പ്രോഗ്രാമ്മുകള്‍ എന്നും കേരളക്കര സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്ന അത്തരം പ്രോഗ്രാമ്മുകളുടെ വ്യത്യസ്ത മീഡിയ ദൃശ്യങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. മുഹമ്മദ്‌ നബി (സ) യെ അറിയുക മുഹമ്മദ്‌ നബി (സ) യെ കുറിച്ച് പഠിക്കാന്‍ അന്തിമ വേദഗ്രന്ഥമായ ഖുര്‍ആന്‍ -നെ അറിയാന്‍ അബ്‌ദുല്ലക്കോയ മദനി മുഖ്യരക്ഷാധികാരി, വി.കെ. സകരിയ്യ ചെയര്‍മാന്‍ മുജാഹിദ്‌ 9-ാം സംസ്ഥാന സമ്മേളനം ഡിസംബറില്‍ മലപ്പുറത്ത്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഭാരവാഹികള്‍ മുജാഹിദ്‌ ഐക്യ മഹാസമ്മേളനം 20 ന്‌ കോഴിക്കോട്ട്‌ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്നും കേരള ജനതയെ സത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും വെളിച്ചത്തിലേക്ക്‌ വഴി നടത്തിയ കേരള നവോത്ഥാന ചരിത്രം. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാൻ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന. ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്. Previous: സ്വര്‍ണം കാണാന്‍ വന്ന ബന്ധുക്കൾ നിരാശരായി മടങ്ങി പാലക്കാട്ടു നിന്നൊരു വ്യത്യസ്ത വിവാഹം Next: അട്ടപ്പാടി വീട്ടിക്കുണ്ടിൽ അജ്ഞത മൃതദേഹം; മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിൽ റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. – SHOPPEX NIGERIA on റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. December 2, 2021 […] റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ … […] Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. വൈശാഖ മഹോത്സവക്കാലത്തെ കൊട്ടിയൂരിലേക്കുള്ള ആദ്യ എഴുന്നള്ളത്തായ വിളക്കുതിരിയുമായി സ്ഥാനികർ ഇക്കരെ കൊട്ടിയൂരിൽ എത്തി. ഉത്സവത്തിന് ദീപം തെളിയിക്കേണ്ടതിനാവശ്യമായ കിള്ളിശീല, തലപ്പാവ്, ഉത്തരീയങ്ങൾ എന്നിവ വ്രതാനുഷ്ഠാനത്തോടെ ശൈവ സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് വിളക്കുതിരി എഴുന്നള്ളത്ത്. കൂത്തുപറമ്പ് പുറക്കളം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നും സ്ഥാനികരായ മണിയൻ ചെട്ടിയാരുടെ നേതൃത്വത്തിലാണ് വിളക്ക് തിരി എഴുന്നള്ളിക്കുന്നത്. പുറക്കളത്തെ വിളക്കുതിരിമഠത്തിൽ വ്രതാനുഷ്ഠാനത്തോടെ കൈത്തറിയിൽ നെയ്തുണ്ടാക്കിയ തുണിയാണ് എഴുന്നള്ളിക്കുന്നത്. അടിയന്തിര യോഗം മുമ്പാകെ സമർപ്പിച്ച വിളക്കുതിരി ഏറ്റുവാങ്ങി എണ്ണിത്തിട്ടപ്പെടുത്തിയത് തൃക്കടാരി സ്ഥാനികനാണ്. സാധാരണയായി വിളക്കുതിരി സംഘം എത്തിയതിന് ശേഷമാണ് നീരെഴുന്നള്ളത്തിന് പുറപ്പെടുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മെയ് 31ന് വിളക്കുതിരി സംഘം ക്ഷേത്രത്തിൽ എത്തിയത്. ഇന്നലെ രാവിലെ കണക്കപ്പിള്ള, നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലവാസി സംഘം അക്കരെ പ്രവേശിച്ച് മണിത്തറയിലെയും അമ്മാറക്കല്ലിലെയും കാടുനീക്കി വൃത്തിയാക്കി. കണക്കപ്പിള്ള, തൃക്കടാരി എന്നിവരുടെ നേതൃത്വത്തിൽ ബാവലിക്കെട്ടും നടന്നു. ബാവലിപ്പുഴയ്ക്ക് കുറുകെ കാട്ടുകല്ലുകൾ കൊണ്ട് ചിറകെട്ടുന്ന ചടങ്ങാണ് ബാവലിക്കെട്ട്.ബാവലിക്കെട്ടിൽ ജലവിതാനം ഉയരുന്നതിനനുസരിച്ച് തിരുവഞ്ചിറയിലെ ജലവിതാനവും ഉയരും. നെയ്യാട്ടം ജൂൺ 3ന് നടക്കും. ഭക്തതജനങ്ങൾക്ക് പ്രവേശനമില്ലാതെ ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്.. Author renjivedaPosted on June 2, 2020 June 2, 2020 Categories Witnessing from in and OutTags 20, അടിയന്തിരം, ആദ്യ, ഇക്കരെ കൊട്ടിയൂർ, ഉത്തരീയങ്ങൾ, ഉത്സവം, എഴുന്നള്ളത്ത്, എഴുന്നള്ളി, എഴുന്നള്ളിക്കൽ, കിള്ളിശീല, കൂത്തുപറമ്പ്, കൈത്തറി, കൊട്ടിയൂരിലേക്കുള്ള, കൊട്ടിയൂർ, ക്ഷേത്രം, ഗണപതി, ചടങ്ങ്, ജൂൺ, തലപ്പാവ്, തിരൂർകുന്ന്, തുണി, തൃക്കടാരി എന്നിവരുടെ നേതൃത്വത്തിൽ ബാവലിക്കെട്ടും നടന്നു. ബാവലിപ്പുഴയ്ക�, ദീപം, നമ്പീശൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പലവാസി സംഘം അക്കരെ പ്രവേശിച്ച് മണിത്�, നിന്നും, നെയ്ത്ത്, നെയ്യാട്ടം, നേതൃത്വം, പുറക്കളം, മണിയൻ ചെട്ടിയാർ, മഹോത്സവം, മൂന്നിന്, യോഗം, വിളക്കുതിരി, വിളക്കുതിരിമഠം, വിളക്ക് തിരി, വൈശാഖ, വൈശാഖ മഹോത്സവം, വ്രതാനുഷ്ഠാനം, ശൈവ, ശൈവം, സന്നിധി, സമർപ്പണം വിളക്കുതിരി ഏറ്റുവാങ്ങി എണ്ണിത്തിട്ടപ്പെടുത്തിയത് തൃക്കടാരി സ, സ്ഥാനികർLeave a comment on കൊട്ടിയൂർ ശ്രീ ദേവിയോട്ട് കാവ് (തെയ്യോട്ടു കാവ്) ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ഇവർക്ക് ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാകും അനിൽ പെരുന്ന 22nd October, 2021- ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മേടം രാശിക്കാർക്ക് ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. ഇടവം രാശിക്കാർ മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. കന്നി രാശിക്കാർക്ക് തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വൃശ്ചിക രാശിക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കുറയും. ഓരോ രാശിക്കാരുടെയും ഇന്നത്തെ വിശദമായ ഫലം അറിയാം. മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാൽ) ധനാഗമമാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞുവരും. പ്രണയകാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനവസരം. സന്താനങ്ങളുടെ കാര്യത്തിൽ സമാധാനം കൈവരും. ഗൃഹനിര്‍മ്മാണ കാര്യങ്ങള്‍ അനുകൂലമാവും. വിവാഹ കാര്യങ്ങള്‍ക്കായി ശ്രമിക്കും. പല കാര്യങ്ങളും ആദ്യം പ്രയാസകരമായി അനുഭവപ്പെടും. ദാമ്പത്യജീവിതത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കപ്പെടും. ഗുരുസ്ഥാനീയര്‍ക്ക് അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. പല ആഗ്രഹങ്ങളും സാധിച്ചെടുക്കാനാവും. ആരോഗ്യസ്ഥിതി നിസ്സാരമായി കാണരുത്. ഇടവം (കാര്‍ത്തിക മുക്കാൽ, രോഹിണി, മകയിരം അര) ജീവിതത്തിനു വഴിത്തിരിവുണ്ടാവുന്ന കര്‍മമേഖലയിൽ ഏര്‍പ്പെടും. കഴിവുള്ളവര്‍ക്ക് വേണ്ടവിധം പ്രോത്സാഹനം നൽകാനാവും. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. മാന്യമായ പെരുമാറ്റരീതി അവലംബിക്കുന്നത് അനിഷ്ടങ്ങളെ അതിജീവിക്കുന്നതിന് സഹായകമാവും. വീട്ടിൽ അതിഥികള്‍ക്കു സാധ്യതയുണ്ട്. സുഹൃത്തുക്കളെ അത്യാവശ്യഘട്ടത്തിൽ സഹായിക്കാനാവും. മിഥുനം (മകയിരം അര, തിരുവാതിരം, പുണര്‍തം മുക്കാൽ) ശുഭാപ്തി വിശ്വാസത്താൽ കാര്യനിര്‍വഹണശക്തി, ഉത്സാഹം എന്നിവ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങളിലേര്‍പ്പെടും. സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും. മാതാപിതാക്കളിൽ നിന്ന് പ്രോത്സാഹനം വര്‍ധിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മുതിര്‍ന്നവരുമായി അഭിപ്രായവ്യത്യാസം വര്‍ധിക്കും. കര്‍ക്കടകം (പുണര്‍തം കാൽ, പൂയം, ആയില്യം) വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തിൽ ഉത്സാഹം വര്‍ധിക്കും. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹായിക്കേണ്ട സാഹചര്യം ഉണ്ടാവും. വിദേശത്തുനിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികസഹായം ലഭിക്കാന്‍ കാലം അനുകൂലമാണ്. കലാ കായികരംഗത്ത് മികവ് വര്‍ധിക്കും. ഓര്‍മിച്ചു പ്രവര്‍ത്തിക്കേണ്ട ചില കാര്യങ്ങള്‍ വിട്ടുപോകാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആശങ്ക വര്‍ധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാവും. ചിങ്ങം (മകം, പൂരം, ഉത്രം കാൽ) വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അധികാരപരിധി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താൽക്കാലികമായ ജോലിക്കു സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പാകത്തിൽ തൊഴിൽ ക്രമീകരിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. സ്വന്തം ചുമതലകള്‍ അന്യരെ ഏൽപിക്കുന്നത് അപകടകരമാവും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര) തൊഴിലുമായി ബന്ധപ്പെട്ടു യാത്രകള്‍ വേണ്ടിവരും. വസ്തുവകകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. അധ്വാനഭാരം കുറയും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ താൽപര്യമെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ തടസ്സങ്ങളെ നേരിടേണ്ടിവരും. കര്‍മരംഗത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. വിദേശത്തുനിന്നും ധനസഹായം പ്രതീക്ഷിക്കാം. പുതിയ ചില വസ്തുക്കള്‍ അധീനതയിൽ വന്നുചേരും. തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ) തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരിൽ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും. അകൽച്ചയിലുള്ളവരോട് അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കളിക്ക് കര്‍മരംഗത്ത് ഉയര്‍ച്ചയ്ക്കു സാധ്യതയുണ്ട്. വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട) ദൈവീക കാര്യങ്ങളിൽ കൂടുതൽ ഇടപഴകും. ആരോഗ്യകാര്യത്തിൽ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. മക്കളുടെ കാര്യങ്ങളിൽ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നിൽക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന് അൽപം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും. ധനു (മൂലം, പൂരാടം, ഉത്രാടം കാൽ) സ്വയം തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അന്തസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും. ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. വിദേശത്തുള്ളവരിൽ നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര) മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും നൽകണം. ബാഹ്യപ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തിൽ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം നിലപാടിൽ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനമേഖലയിൽ നിന്നു സാമ്പത്തികലാഭം ഉണ്ടാവും. കര്‍മരംഗത്തു ചെറിയ തോതിൽ അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. വീടിന്റെ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കും. ദേവാലയ ദര്‍ശനത്തിന് അവസരം ഉണ്ടാവും. കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ) പൊതുപ്രവര്‍ത്തകര്‍ക്കു മികവ് കുറയും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും. ഭയഭക്തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാവും. ജീവിതപങ്കാളിക്ക് ഉയര്‍ച്ച ഉണ്ടാകുന്ന കാലഘട്ടമാണ്. സന്താനങ്ങള്‍കക്ക് ഉത്തരവാദിത്തബോധം വര്‍ധിക്കും. സഹോദരന്മാരോട് അഭിപ്രായ വ്യത്യാസം വ്യത്യാസം വര്‍ധിക്കും. ഗുരുസ്ഥാനീയരിൽ നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. പ്രിയ ജനങ്ങളുടെ ആനുകൂല്യം കുറയുന്നതുപോലെ തോന്നും. മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി) കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും. തര്‍ക്കങ്ങള്‍ ഫലപ്രദമായ രീതിയിൽ പരിഹരിക്കാന്‍ സാധിക്കും. സംഘടിതമായ പ്രവര്‍ത്തനങ്ങളിൽ തെറ്റിദ്ധാരണയ്ക്കു സാധ്യതയുണ്ട്. ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരിൽ നിന്ന് നിര്‍ബന്ധം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുഭവജ്ഞരുടെ സഹായ തേടും. ആത്മനിയന്ത്രണത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോഇവർക്ക് സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും അനിൽ പെരുന്ന ട്രെൻഡിങ് 1 കിലോ തക്കാളിയ്ക്ക് 1 കിലോ ബിരിയാണി! കഴിഞ്ഞില്ല, ബിരിയാണി വാങ്ങിയാൽ തക്കാളി ഫ്രീ Adv: സ്പീക്കറുകളും ഹെഡ്ഫോണുകളും 50% വരെ വിലക്കിഴിവിൽ! ആരോഗ്യം Omicron ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി ഒമിക്രോൺ വകഭേദം; വ്യാപന ശേഷി കൂടുതലെന്ന് കണ്ടെത്തൽ ആരോഗ്യം കാലിലോ തുടയിലോ ഞരമ്പ് പിണഞ്ഞ് കിടക്കുന്നുണ്ടോ? ടെക് ടിപ്സ് ആധാർ കാർഡിൽ നിങ്ങളുടെ പുതിയ ഫോട്ടോ ചേർക്കണോ? ചെയ്യേണ്ട കാര്യങ്ങളറിയാം ടെക് ടിപ്സ് ഒരു ഫോട്ടോ എങ്ങനെ വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറാക്കി മാറ്റാം? ദിവസഫലം Horoscope Today, 28 November 2021; ഇവർ ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ നോക്കണം വിദ്യാഭ്യാസ വാർത്തകൾ Kerala Plus One Result 2021 പ്ലസ് വൺ പരീക്ഷയുടെ ഫലം ഇവിടെ പരിശോധിക്കാം വയനാട് കൊണ്ടോട്ടി സ്വദേശിയുടെ കൊലപാതകം; ഭാര്യയ്ക്ക് പിന്നാലെ ബന്ധുക്കളും അറസ്റ്റില്‍ കേരളം മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നു പുറത്താക്കി ഇന്ത്യ ഒമിക്രോണ്‍: രാജ്യാന്തര യാത്രികരുടെ പരിശോധന, നിരീക്ഷണം എന്നിവയില്‍ മാറ്റങ്ങള്‍ ക്ലാസ് റൂം 'വിദ്യാനിധി' പദ്ധതിക്കു നാളെ തുടക്കം; സർക്കാരിന്റെ വമ്പൻ പദ്ധതി വിദ്യാർഥികൾ അ‌റിയാതെ പോകരുത് 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ജംഗിൾ സഫാരിക്കിടെ കാട്ടിൽ മൃഗങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്താണ് വന്യജീവികളെ കാണുന്നതെങ്കിലോ സാരി സ്മാർട്ട് ഔട്ട്ഫിറ്റല്ല; പ്രവേശനാനുമതി നിഷേധിച്ച് മാൾ അധികൃതർ| വൈറൽ വീഡിയോ സാരിയെ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായാണ് കരുതുന്നതെങ്കിലും സാരിയുടുത്തു വന്നാൽ അനുമതിയില്ലാത്ത ഇടങ്ങളും രാജ്യത്തുണ്ട്. അതു വ്യക്തമാക്കുന്നൊരു ദിസും ദാറ്റുമായിരുന്നു പ്രശ്നം, സ്കൂൾ തുറന്നിട്ട് അപ്പൂപ്പനെ വിളിക്കും; വിശേഷങ്ങളുമായി വൈറൽ വാവ ദിസും ദാറ്റുമായിരുന്നു പ്രശ്നമുണ്ടാക്കിയതെന്ന് വയനാട്ടിൽ നിന്നുള്ള വൈറൽ വീഡിയോയിലെ കുഞ്ഞുതാരം സൻഹ. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി ആളില്ലാ വിമാനത്തിൽ ചുവടുവെച്ച് എയർഹോസ്റ്റസ്, വൈറലാകുന്ന 'മനികെ മാഗെ ഹിതെ' കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് ശ്രീലങ്കൻ ഗായിക യോഹാനി ദിലോക ഡി സിൽവയുടെ 'മനികെ മാഗെ ഹിതെ വായുവിൽ നിന്ന് ഡ്രോൺ വായിലാക്കി കടിച്ചുപൊട്ടിച്ച് ചീങ്കണ്ണി; വൈറൽ വീഡിയോ പങ്കുവച്ചത് സുന്ദർ പിച്ചൈ ഫ്‌ളോറിഡ: ചീങ്കണ്ണിയുടെ വായുടെ ക്ലോസ് അപ് ദൃശ്യം പകർത്താനായി ഡ്രോൺ പറത്തിയ സംഘത്തിന് പറ്റിയ പറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. ഡ്രോൺ ആക്രി സാധനങ്ങള്‍ വിറ്റാണ് ജീവിതം, സംസാരം ഒഴുക്കോടെ ഇംഗ്ലീഷില്‍, സ്ത്രീയുടെ വീഡിയോ വൈറലാകുന്നു മറ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. നന്നായി പാടുന്നവരും പ്രസംഗം പറയുന്നവരും വരയ്ക്കുന്നവരും കാക്കിക്കുള്ളിലെ നര്‍ത്തകന്‍; ഇന്ത്യമുഴുവന്‍ തരംഗം സൃഷ്ടിച്ച നൃത്തച്ചുവടുകള്‍ ഇതാ മുംബൈ: ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയെ കീഴടക്കി മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍. നൈഗോണ്‍ പോലീസ് അയ്യോ വീഡിയോ, മാനം പോയല്ലോ; എവിടെ സ്പൂൺ| വൈറലായി വീഡിയോ കോവിഡ് മഹമാരി പടര്‍ന്നു പിടിച്ചതോടെ വിവാഹമടക്കമുള്ള പലചടങ്ങുകളും വലിയ ആഘോഷമോ ആള്‍ക്കൂട്ടമോ ഇല്ലാതെ ഒതുങ്ങിയ രീതിയിലാണ് നടക്കുന്നത് ഒരേ പാത്രത്തിലുണ്ട് മൈനയും അയാളും: വീഡിയോ വൈറല്‍ ന്യൂഡല്‍ഹി: ഒരു ചുവന്ന ഡൈനിങ്ങ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് അയാള്‍. നേരെ മുന്നില്‍ അതേ പാത്രത്തില്‍നിന്ന് നിര്‍ത്തിയിട്ട കാര്‍ ഞൊടിയിടയില്‍ കുഴിയിലേക്ക്; വീഡിയോ വൈറല്‍ മുംബൈ: മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗര്‍ത്തത്തില്‍ അച്ഛനും അമ്മയും വഴക്കു പറഞ്ഞു, ആ ദേഷ്യത്തിന് ഭൂഗര്‍ഭവീട് പണിത് പതിനാലുകാരന്‍ പതിനാലുകാരനായ ആന്‍ഡ്രേസ് കാന്റോ അച്ഛനമ്മമാരുമായി ഒന്നു പിണങ്ങി. ട്രാക്ക്‌സ്യൂട്ട് അണിഞ്ഞ് പുറത്ത് പോകുന്നതിനെ ചൊല്ലിയായിരുന്നു കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ മുളവടി കൊണ്ട് മാല ചാര്‍ത്തി വരനും വധുവും കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ വലയുകയാണ് രാജ്യം. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും എല്ലാം കര്‍ശന വിലക്കുണ്ട് 'നിങ്ങളൊറ്റയ്ക്കല്ല രോഗികള്‍ക്ക് വേണ്ടി പാട്ടു പാടി നഴ്‌സ്, ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍ കൊറോണയ്‌ക്കെതിരെ സന്ധിയില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. തുടരെയുള്ള മരണങ്ങളും ജോലിഭാരവും തങ്ങളുടെ മനസ്സിനെ കൊറോണക്കാലത്തും പൊരിവെയില്‍ ഡ്യൂട്ടിയിലാണ് ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥ, അഭിനന്ദിച്ച് സോഷ്യല്‍മീഡിയ കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരുമെല്ലാം. തങ്ങളുടെ ആരോഗ്യമെല്ലാം മറന്നാണ് കോഫി പ്രേമികളെ ഞെട്ടിച്ച് ഡല്‍ഹിയില്‍ നിന്നൊരു ബട്ടര്‍ കോഫി പലതരം ഭക്ഷണ പരീക്ഷണങ്ങളിലായിരുന്നു ലോക്ഡൗണ്‍ കാലത്ത് പലരും. പലതും വായില്‍ വെള്ളം നിറയ്ക്കുന്നവയാണെങ്കിലും ചിലതൊക്കെ ഞെട്ടിക്കുന്നവയായിരുന്നു സംഗതി സംഘനൃത്തമാണ്; പക്ഷേ കളിക്കുമ്പോ ഉറക്കം വന്നാൽ എന്തു ചെയ്യും? വേദിയില്‍ സംഘനൃത്തം തകര്‍ത്തു നടക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ അതിനിടയിലിരുന്ന് തന്നെ ഉറങ്ങിയാലോ? ചൈനയിലെ ഒരു നൃത്തപരിപാടിയ്ക്കിടെ സാരിയുടുത്ത് തലകുത്തി മറിഞ്ഞ് ഹോളി ആഘോഷിക്കുന്ന യുവതി; വൈറലായി വീഡിയോ കോവിഡ് വ്യാപന ഭീഷണിക്കിടയിലും ഹോളി ആഘോഷം രാജ്യത്ത് നടക്കുകയാണ്. നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് പകിട്ടേകുകയാണ് ജിംനാസ്റ്റിക് താരമായ പരുള്‍ മുട്ടയെ കുപ്പിയിലാക്കുന്ന മാജിക്കുമായി മകള്‍, ശേഷം സെലിബ്രിറ്റി ഷെഫ് റാംസെക്ക് സംഭവിച്ചത് അച്ഛന്‍-മകള്‍ സ്‌നേഹബന്ധത്തെ പറ്റിയുള്ള ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സെലിബ്രിറ്റി സ്വര്‍ണവും ചോക്ലേറ്റും ചേര്‍ന്ന വെറൈറ്റി വെറ്റിലക്കൂട്ടിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ നിന്നുള്ള സ്വര്‍ണ വെറ്റിലകൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചില്ലക്കാരനല്ല ഈ വെറ്റിലകൂട്ട് ചിരിപ്പിച്ചുകൊല്ലുന്ന ട്വിസ്‌റ്റോട് ട്വിസ്റ്റ്; ഇതു താന്‍ടാ ശരിയായ ക്രിക്കറ്റെന്ന് വോണ്‍ ക്രിക്കറ്റില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉദ്വേഗം മാത്രമല്ല, ചിരിപ്പിച്ചു കൊല്ലുന്ന ചില നിമിഷങ്ങളുമുണ്ട് ലൈവിനിടെ ഉറങ്ങിയ യുവതിയുടെ വീഡിയോ വൈറലായി, ഒറ്റ ഉറക്കത്തിലൂടെ കിട്ടിയത് അയ്യായിരം രൂപ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാലമാണ് ഇത്. എന്തിനും ഏതിനും ഉപദേശവും പരിഹാരവും പറഞ്ഞു തരുന്ന ധാരാളം പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് വീണ് രണ്ടുവയസ്സുകാരി; രക്ഷകനായി ഡെലിവറി ബോയ് പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് ഡെലിവറി ബോയ്. വിയറ്റ്നാമിലെ ഹനോയിൽ നിന്നാണ് ഞെട്ടിക്കുന്ന എനിക്കെല്ലാം കീഴടക്കാനാവും അധ്യാപിക കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞാഗാനം വൈറല്‍ അമേരിക്കയിലെ ഒഹിയോയില്‍ നിന്നുള്ള ഒരു കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് സിനിമയിലെ രംഗമല്ല, മഞ്ഞില്‍ സാരിയും മുണ്ടുമുടുത്ത് ഇന്ത്യന്‍ ദമ്പതികളുടെ സ്‌കീയിങ് ബോളിവുഡ് സിനിമയിലും മറ്റും നമ്മള്‍ കണ്ടിട്ടുള്ള രംഗമാണ് നനുത്ത സാരിയണിഞ്ഞ നായികയും ജാക്കറ്റും ഷൂവും എല്ലാം അണിഞ്ഞ നായകനും നിറയെ ഫോട്ടോഗ്രാഫറെ മർദിച്ച് വരൻ; സ്വയംമറന്ന് ചിരിച്ച് വധു; വൈറലായ വീഡിയോക്ക് പിന്നിൽ വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ വധുവിനോട് പോസ് ചെയ്യാൻ പറയവേ താടിയിൽ പിടിച്ച് ചിൻ അപ് ചെയ്യുന്ന ഫോട്ടോഗ്രാഫർ, സംഗതി അത്ര സുഖിക്കാതെ ഫോട്ടോഗ്രാഫറെ ഓടിക്കാനല്ല കഴിക്കാനാണ്, ചോക്ലേറ്റില്‍ തീര്‍ത്ത മോട്ടോര്‍സൈക്കിളിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണ് ഫുഡ് ആര്‍ട്ട് പലരുടെയും ഹോബിയാണ്. അത്തരത്തില്‍ ചോക്ലേറ്റില്‍ പലതരം രൂപങ്ങള്‍ തീര്‍ത്ത് ആളുകളുടെ ആരാധന നേടിയ ആളാണ് എന്തുകൊണ്ടാണ് മാന്‍മെയ്‌ഡെന്ന് പറയുന്നത്, വുമണ്‍മെയ്ഡ് ഇല്ലേ, വൈറലായി പെണ്‍കുട്ടിയുടെ ചോദ്യം എന്തുകൊണ്ടാണ് എല്ലാവരും മാന്‍മെയ്ഡ് എന്ന വാക്ക് ഉപയോഗിക്കുന്നത്, എന്താണ് വുമണ്‍ മെയ്ഡ് എന്ന് പറയാത്തത്, അല്ലെങ്കില്‍ പീപ്പിള്‍ നല്‍കിയ ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കി, ഭക്ഷണം സ്വയം കഴിക്കുകയും ചെയ്തു; വൈറലായി വീഡിയോ ഭക്ഷണം വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ സര്‍വസാധാരണമാണ്. ഇതിനൊപ്പം നടക്കുന്ന കൗതുകകരമായ ധാരാളം സംഭവങ്ങളും 'എല്ലാം നന്നായി വരട്ടെ' ക്ഷേത്രത്തിലെ ഭക്തരെ 'അനുഗ്രഹിച്ചും' അഭിവാദ്യം ചെയ്തും നായ: വീഡിയോ വൈറൽ നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞതാണ് മനുഷ്യനും നായയും തമ്മിലുള്ള സ്നേഹബന്ധം. എന്നാൽ അത്തരമൊരു കൗതുകം ഉണർത്തുന്ന വീഡിയോ ആണ് ഇപ്പോൾ ഡേയ് കുഞ്ഞിച്ചെറുക്കാ, ധൈര്യമുണ്ടെങ്കില്‍ തല്ലാന്‍ വാടാ;ചിരി പടര്‍ത്തി വീഡിയോ സന്തോഷവും പൊട്ടിച്ചിരിയും നിറയ്ക്കുന്ന വീഡിയോദൃശ്യങ്ങളാണ് ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. അവയില്‍ നമ്മളെ ഏറ്റവും കരയുന്ന കൈക്കുഞ്ഞിനെ പാലൂട്ടാന്‍ അമ്മയുടെ ചിത്രം മുഖത്തൊട്ടിച്ച് പിതാവ് കുഞ്ഞുങ്ങള്‍ പലപ്പോഴും വാശിക്കാരായിരിക്കും. അവരെ ഭക്ഷണം കഴിപ്പിക്കാനും ഉറക്കാനുമൊക്കെ ശ്രമകരമായ ജോലി തന്നെ വേണ്ടി വരും. പ്രത്യേകിച്ചും കൊറോണ കാരണം മുത്തശ്ശിക്ക് പങ്കെടുക്കാനായില്ല, വിവാഹം പുനരാവിഷ്‌കരിച്ച് യുവതി അമേരിക്കന്‍ സ്വദേശികളായ ആംബര്‍ റോസും നേറ്റ് സോട്രോയും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവാഹിതരായത്. കൊറോണ ഭീഷണിയുള്ളതിനാല്‍ പുതിയ വീട് കാണാനെത്തിയതാണ്, പക്ഷേ ഇങ്ങനൊരു രഹസ്യ അറ പ്രതീക്ഷിച്ചില്ല; വൈറലായി വീഡിയോ വീടുകളൊരുക്കുമ്പോള്‍ വ്യത്യസ്തത നിലനിര്‍ത്തുന്നവരുണ്ട്. മറ്റുവീടുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന എന്തെങ്കിലും ഘടകം തേപ്പുപെട്ടിയും കോഫിമേക്കറും കൊണ്ട് ഭക്ഷണം പാകം ചെയ്യാന്‍ പറ്റുമോ, വീഡിയോ വൈറല്‍ തനിച്ച് ദിവസങ്ങളോളം ഒന്നും ചെയ്യാതെ ഒരു ഹോട്ടല്‍ റൂമില്‍ രാജകീയമായി താമസിക്കാന്‍ പറ്റും, എന്നാല്‍ കൊറോണക്കാലത്ത് ആ സാരിയുടുത്ത് കരണം മറിയാമോ? യുവതിയുടെ വീഡിയോ വൈറല്‍ ബാക്ക്‌ ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ ജിംനാസ്റ്റ്‌സിനോ അല്ലെങ്കില്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്കോ നിവാർ ഭീതിക്കി‌ടയിൽ ബാത്ത് ടബ്ബിൽ കളിച്ച് മൻസൂർ അലിഖാൻ; വീഡിയോ നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട് ഭീതിയിലാണ്ടിരിക്കെ വീഡിയോ ചെയ്ത ന‌‌ടൻ മൻസൂർ അലിഖാനെതിരേ രൂക്ഷ വിമർശനം. അദ്ദേഹം ബിഹാര്‍ വിദ്യാഭ്യാസമന്ത്രി ദേശീയഗാനം തെറ്റിച്ചു; വൈറല്‍ വീഡിയോ പങ്കുവെച്ച് ആര്‍.ജെ.ഡി മുപ്പത്തഞ്ച് വയസ്സാകുമ്പോള്‍ നിനക്കും അമേരിക്കയുടെ പ്രസിഡന്റാവാം: കമലാ ഹാരിസിന്റെ വീഡിയോ വൈറല്‍ അമേരിക്കയിലെ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ലോകമെങ്ങും കാത്തിരിക്കുമ്പോള്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഡെമോക്രാറ്റിക് അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തി വൈദികൻ, ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി, വീഡിയോ വൈറല്‍ അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈഫൈവ് നല്‍കുന്ന കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരന്‍ വധുവിന് നല്‍കിയ സര്‍പ്രൈസ്, വിവാഹമോതിരവാഹകരായി ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍ മനസ്സുനിറയ്ക്കുന്ന നന്മകള്‍ ചെയ്യുന്നവര്‍ പലരുമുണ്ട്, ചിലപ്പോള്‍ അവയൊന്നും വലിയ കാര്യങ്ങളാവണമെന്നില്ല. എങ്കിലും കൂടെയുള്ളവരെ നിര്‍ത്തി നിര്‍ത്തി പാടച്ഛാ ഇല്ലെങ്കില്‍ ഞാന്‍ പാടുപെടും, വൈറലായി കുരുന്നിന്റെ പാട്ടുപഠിത്തം അടിച്ചു മോനേ വൈറലായി കുരുന്നിന്റെ ബോട്ടില്‍ ഫ്‌ളിപ് ചാലഞ്ച് വീഡിയോ ടിക് ടോക്കിന്റെ വരവോടെ ഫോട്ടോ ചാലഞ്ചുകള്‍ വീഡിയോ ചാലഞ്ചുകള്‍ക്ക് വഴിമാറിയ കാഴ്ച നമ്മളെല്ലാവരും കണ്ടതാണ്. ബോട്ടില്‍ ഫ്‌ളിപ് എട്ടുവയസ്സുകാരിക്ക് നീന്തൽക്കളത്തിലെ കൂട്ടാളിയായി പെരുമ്പാമ്പ്; വൈറൽ വീഡിയോ കുട്ടിക്കാലത്ത് കളിക്കാനും നീന്താനുമൊക്കെ സുഹൃത്തുക്കൾ ഒപ്പം കാണും. ഇസ്രയേലിൽ നിന്നുള്ള എട്ടുവയസ്സുകാരിയായ ഇൻബാറിനും അത്തരത്തിലൊരു 'ധോനി ചങ്ക് ബ്രോ, ഐ ലവ് യു' വൈറലായി പ്രവാസി ബാലന്റെ വീഡിയോ ദുബായ് ധോനീനെ കാണുമ്പം ഞാന്‍ ഭയങ്കരമായി കെട്ടിപ്പിടിക്കും, ഐ ലവ് ദാറ്റ് മാന്‍, ധോണി അഞ്ചു വയസ്സുകാരനായ ഷട്ടില് കളിച്ച് 'ഇടിഞ്ഞ്‌പൊളിഞ്ഞ് വീണ' അപ്പനെ നോക്കാന്‍ ലീവ് ചോദിച്ച് കുരുന്ന് ഈ കോവിഡ് കാലത്ത് കുരുന്നുകളുടെ ഒട്ടേറെ വീഡിയോകളാണ് സോഷ്യൽമീഡിയയിലൂടെ നമ്മളെ ചിരിപ്പിച്ചത്. അവരുടെ പാട്ടുകളും ചെറു കുസൃതികളുമെല്ലാം വെല്ലുവിളിച്ച് വാഷിങ് മെഷീനുള്ളിൽ കയറി, കുടുങ്ങിപ്പോയി ഇരുപത്തിയൊന്നുകാരി- വീഡിയോ കുട്ടികൾ അബദ്ധം ഒപ്പിക്കുകയും അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന്റെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടാവും. കലത്തിനുള്ളിൽ തലകുടുങ്ങിയതിന്റെയും “ലോകത്തിനും നമുക്കെല്ലാവര്‍ക്കും വിശുദ്ധരെ ആവശ്യമാണ്. ഒഴിവൊന്നുമില്ലാതെ സകലരും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. അതില്‍ നാം ഭയപ്പെടരുത്!” വത്തിക്കാനില്‍ ഞായറാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയ ചരിത്രസംഭവത്തിന്‍റെ ചുവടുപിടിച്ചുള്ള ചിന്തയാണ് സാമൂഹ്യശൃംഖലയില്‍ ഇങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടത്. ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു. താങ്കള്‍ ആവശ്യപ്പെട്ട കാര്യം ചെയ്യാന്‍ ഉപയോക്താക്കള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമേ സാധിക്കൂ താങ്കള്‍ക്ക് ഈ താളിന്റെ മൂലരൂപം കാണാനും പകര്‍ത്താനും സാധിക്കും: = അഭിജാതാധിപത്യം Aristocracy പ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായം ശ്രേഷ്ഠം കുലീനം) എന്നും 'അധികാരം' എന്നും യഥാക്രമം അര്‍ഥം വരുന്ന അരിസ്റ്റോസ് (Aristos ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നും സംജാതമായിട്ടുള്ളതാണ് 'അരിസ്റ്റോക്രസി Aristocracy) അഥവാ അഭിജാതാധിപത്യം എന്ന സംജ്ഞ. ഒരു രാജ്യത്തിലെ ഉന്നതകുലജാതരായ ചുരുക്കം ചില ആളുകളില്‍ ഭരണാധികാരം നിക്ഷിപ്തമാകുമ്പോഴാണ് അഭിജാതാധിപത്യം ഉടലെടുക്കുക. എന്നാല്‍, പുരാതനകാലംമുതല്‍ അടുത്തകാലംവരെ അങ്ങിങ്ങായി നിലനിന്നിട്ടുള്ള ഈ ഭരണസമ്പ്രദായം, പ്രായേണ, ഏതാനും ധനവാന്‍മാരുടെയോ സമുദായത്തിലെ മറ്റു വിഭാഗങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തി അവരെ നിയന്ത്രിച്ചു നിറുത്തുവാന്‍ കഴിവും സാമര്‍ഥ്യവും ആര്‍ജിച്ചിട്ടുള്ള പ്രത്യേക താത്പര്യങ്ങളുടെയോ കൈയിലമര്‍ന്നുപോയിട്ടുണ്ട് വിഭാഗങ്ങള്‍ ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടല്‍ (ബി.സി. 384-322) ഭരണകൂടങ്ങളെ 'സാധാരണ normal) എന്നും 'ദുഷിച്ചത് perverted) എന്നും പൊതുവായി രണ്ടായി തരംതിരിച്ചിട്ടുണ്ട്. സാധാരണ ഭരണത്തില്‍ രാജവാഴ്ച (Monarchy അഭിജാതാധിപത്യം (Aristocracy പോളിറ്റി (Polity) എന്നിവ ഉള്‍പ്പെടുമെന്നും അവ ഓരോന്നും അധഃപതിക്കുമ്പോള്‍ യഥാക്രമം സ്വേച്ഛാധിപത്യം (Tyranny അല്പാധിപത്യം (Oligarchy ജനാധിപത്യം (Democracy) എന്നിങ്ങനെ ആയിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതില്‍ അഭിജാതാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമായി ഗ്രീക്കുകാര്‍ ഗണിച്ചത് ബുദ്ധിശക്തിയും സന്‍മാര്‍ഗനിഷ്ഠയും ആയിരുന്നു. ഈ അടിസ്ഥാനതത്ത്വത്തില്‍നിന്നും വ്യതിചലിക്കുമ്പോഴാണ് അഭിജാതാധിപത്യം അല്പാധിപത്യമായി തരംതാഴ്ത്തപ്പെടുന്നത്. അരിസ്റ്റോട്ടലിന്റെ മാതൃക കുറെയേറെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ചുദാര്‍ശനികനായ റൂസോ (Jean Jacques Rousseau, 1712-78) ഗവണ്‍മെന്റുകളെ ഏകാധിപത്യം, അഭിജാതാധിപത്യം, പ്രജാധിപത്യം എന്നിങ്ങനെ തരംതിരിക്കുകയും, അതില്‍ അഭിജാതാധിപത്യത്തെ വീണ്ടും 'സ്വാഭാവികം natural തെരഞ്ഞെടുക്കപ്പെട്ടത് elective പരമ്പരാഗതം hereditary) എന്നു വിഭജിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഭിജാതാധിപത്യം (Elective Aristocracy) ആണ് ഏറ്റവും ശ്രേഷ്ഠമെന്നും, പാരമ്പര്യസ്വഭാവമുള്ള അഭിജാതഭരണം ഏറ്റവും അധമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു ശ്രേഷ്ഠത പ്രാചീനകാലത്ത് അഭിജാതാധിപത്യം നിലവിലിരുന്ന ഓരോ രാജ്യത്തിലേയും അത്യുന്നതന്‍മാരും ശ്രേഷ്ഠന്‍മാരുമായിരുന്നു ഭരണചക്രം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവരുടെ ശ്രേഷ്ഠത നിര്‍ണയിച്ചിരുന്നത് വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നു. അതില്‍ ഒന്നാണ് 'ജനനം പൌരാണിക സാമൂഹിക സമ്പ്രദായത്തില്‍ ഓരോ ഗോത്രത്തിനും ഓരോ തലവനുണ്ടായിരിക്കുകയും, ഗോത്രവികസനത്തെത്തുടര്‍ന്ന് ഒരു പൊതുപിതാമഹനില്‍നിന്നും ജാതരായ തലമുറക്കാര്‍ ഒരു വര്‍ഗമായി വര്‍ത്തിക്കുകയും അന്യവര്‍ഗക്കാരെ അകറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ജനപ്പെരുപ്പമോ മറ്റു പ്രശ്നസങ്കീര്‍ണതകളോ അന്നില്ലാതിരുന്നതുകൊണ്ട് കുറെക്കാലത്തേക്ക് ഈ സമ്പ്രദായം നിലനിന്നു. പില്ക്കാലങ്ങളില്‍ 'അഭിജാത കുടുംബ'ങ്ങളില്‍ ജനിച്ചവര്‍ക്കാണ് രാജ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സന്ദര്‍ഭം ലഭിച്ചത്. ഇന്നും പല രാജ്യങ്ങളിലും ചില കുടുംബക്കാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഭരണരംഗത്ത് കൂടുതല്‍ ശേഷിയും നൈപുണ്യവും അനുഭവജ്ഞാനവും കൈവന്നിട്ടുള്ളവരായി കാണപ്പെടുന്നുണ്ട്. ആഭിജാത്യം നിര്‍ണയിക്കുവാനുള്ള മറ്റൊരു മാനദണ്ഡം ധനസ്ഥിതിയാണ്. ഇതനുസരിച്ച് ഏറ്റവും സമ്പന്നരായ വ്യക്തികളാണ് പല രാജ്യങ്ങളിലും ഭരണം നടത്തിയിരുന്നത്. സാധാരണക്കാരന് ഭരണകാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ സാധ്യമാകാത്ത വിധത്തിലായിരിക്കും അതിലെ സംവിധാനം. മറ്റു ചില സ്ഥലങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടരും വിദ്യാസമ്പന്നരുമായിരുന്നു ഭരണാധികാരികളായ 'അഭിജാതന്‍മാര്‍ കായികശക്തിയുടെ അടിസ്ഥാനത്തിലും കുലീനത്വം കല്പിച്ചിരുന്ന ജനവര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ സൈനികമേധാവികള്‍ കുലീനത്വം സ്വായത്തമാക്കി ഭരണഭാരമേറ്റെടുത്തിട്ടുള്ളതിന് ഉദാഹരണങ്ങളും കുറവല്ല. മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും നിന്ന് ഒന്നോ രണ്ടോ പ്രതിനിധികള്‍ ചേര്‍ന്ന് അഭിജാതാധിപത്യം പരീക്ഷിച്ചു നോക്കിയിട്ടുള്ളതിനും തെളിവുകളുണ്ട്. ഏതൊരു രാഷ്ട്രത്തിന്റേയും പരമാധികാരം എപ്പോഴും ഏതെങ്കിലും ഒരു വര്‍ഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കുമെന്നാണ് പ്രൊഫ. ജി. ജെല്ലിനിക്കിന്റെ അഭിപ്രായം. അതു ജന്‍മിവര്‍ഗമോ പുരോഹിതന്‍മാരോ സൈനികരോ ആയിരിക്കാം. പക്ഷേ, അധികാരിവര്‍ഗം ഏതുതരത്തിലുള്ളവരായാലും അധികാരം അവരുടെ അധീനതയിലിരിക്കുന്നിടത്തോളംകാലം അവര്‍ സമൂഹത്തിലെ മറ്റു വിഭാഗങ്ങളെക്കാള്‍ പ്രബലരും പ്രമാണികളും മറ്റുള്ളവര്‍ക്കനുവദിക്കപ്പെടാത്ത പല ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരും ആയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തന്‍മൂലം അഭിജാതാധിപത്യം വെറും സംഖ്യയുടെ അടിസ്ഥാനത്തില്‍ അധിഷ്ഠിതമാണെന്നു കരുതുന്നത് തെറ്റാണെന്നും അദ്ദേഹം വാദിച്ചു ചില വ്യാഖ്യാനങ്ങള്‍ അഭിജാതാധിപത്യത്തെ അഭിജാതജനാധിപത്യം Aristo-democracy) എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്. പ്രജായത്തഭരണംതന്നെ ഒരുവിധത്തില്‍ അഭിജാതാധിപത്യമാണെന്നാണ് ചിലരുടെ പക്ഷം; കാരണം, മൊത്തം ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമാണ് യഥാര്‍ഥത്തില്‍ ഭരണചക്രം തിരിക്കുന്നത്. ഉദാ. പാര്‍ലമെന്ററി ഭരണസമ്പ്രദായത്തില്‍, ക്യാബിനറ്റുകള്‍ രൂപവത്കരിക്കുന്നതും അധികാരം നിയന്ത്രിക്കുന്നതും തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കുന്ന കക്ഷിയിലെ (കക്ഷികളിലെ) നേതാക്കന്മാരായിരിക്കും. അതുപോലെതന്നെ ഇന്ത്യ ഉള്‍പ്പെടെയുള്ള പല ജനാധിപത്യരാജ്യങ്ങളിലും പ്രതിനിധിസഭകളുടെ ഉപരിമണ്ഡലങ്ങളില്‍ ഇന്നും ചിലതരം വ്യക്തികള്‍ക്ക് പ്രാതിനിധ്യം നല്കുന്നുണ്ട്. സാമാന്യജനങ്ങള്‍ക്ക് ഭരണനിര്‍വഹണത്തിനാവശ്യമായ പരിജ്ഞാനം, അഭിരുചി, കഴിവ്, സമയം, സൌകര്യം എന്നിവ വേണ്ടത്ര ഉണ്ടായിരിക്കുകയില്ല എന്ന നിഗമനത്തിന്റെ വെളിച്ചത്തിലാണ് മേല്‍വിവരിച്ച വിധത്തില്‍, ചുരുക്കം ചിലരുടെ കൈയില്‍ ഭരണഭാരം ഏല്പിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാരണങ്ങള്‍കൊണ്ട് അഭിജാതാധിപത്യവും ജനാധിപത്യവും ഒന്നാണെന്നു കരുതുന്നത് ശരിയല്ല. അഭിജാതാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ സാമാന്യജനങ്ങളുടെ കഴിവ്, അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വകവച്ചുകൊടുക്കുകയില്ലെന്നു മാത്രമല്ല, സമുദായത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കേ അവ ഉണ്ടായിരിക്കുകയുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നു. ജനാധിപത്യ വിശ്വാസികളാകട്ടെ, എല്ലാ ജനവിഭാഗങ്ങളുടേയും കഴിവുകളും അവകാശങ്ങളും ഒന്നുപോലെ കണക്കിലെടുക്കുകയും വിവേചനംകൂടാതെ മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുകയും ചെയ്യുന്നു. പൌരനാകാന്‍ അര്‍ഹതയുള്ള ഏതൊരാള്‍ക്കും ഭരണകാര്യങ്ങളില്‍ ഭാഗഭാക്കാകാനുള്ള അവകാശം ഉണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ കാതലായ തത്ത്വം മേന്മകള്‍ അഭിജാതാധിപത്യത്തില്‍ ഭരണാധികാരികളുടെ ബുദ്ധി, ഭരണനൈപുണ്യം, കഴിവ് മുതലായവ പ്രകടമായിരിക്കും. ഇതുകൊണ്ടുതന്നെയാണ് ചിലര്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠന്‍മാരാണെന്നും അക്കാരണത്താല്‍ അവരെ മാത്രമാണ് ഭരണകാര്യങ്ങള്‍ ഏല്പിക്കേണ്ടതെന്നും അഭിജാത ഭരണത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. പല രാജ്യങ്ങളിലും മെച്ചപ്പെട്ട ഭരണക്രമം പ്രദാനം ചെയ്യുവാന്‍ അവിടങ്ങളിലെ അഭിജാതഭരണത്തിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിട്ടുണ്ട്. അര്‍ഹതയും ശേഷിയും ഉള്ളവര്‍മാത്രം ഭരണരംഗത്തേക്കു കടന്നുവരുന്നതുകൊണ്ട് അവരുടെ കൈയില്‍ സകല നിയന്ത്രണാധികാരങ്ങളും ഏല്പിച്ചുകൊടുക്കുന്ന കാര്യത്തില്‍ സാധാരണക്കാര്‍ക്ക് അന്ന് വൈമുഖ്യം ഉണ്ടായിരുന്നില്ല. സാമര്‍ഥ്യമുള്ളവര്‍ ഒരു രാജ്യം ഭരിക്കുന്നത് അത്യുത്തമമായിരിക്കുമെന്നാണ് ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന റൂസോ പോലും പറഞ്ഞിട്ടുള്ളത്. സ്കോട്ടിഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ (1795-1881) പ്രസ്താവിച്ചിട്ടുള്ളത് ബുദ്ധിശൂന്യരായ ജനങ്ങള്‍ക്ക് ബുദ്ധിമാന്മാരുടെ ഭരണം ലഭ്യമാകുന്നത് അവരര്‍ഹിക്കുന്നതില്‍വച്ച് ഏറ്റവും വലിയ ആനുകൂല്യം ആയിരിക്കും എന്നാണ്. രാഷ്ട്രീയത്തിലെ പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്ന്, തങ്ങളെ ഏല്പിച്ചിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി ചെയ്തുതീര്‍ക്കാനുള്ള കഴിവും പരിചയസമ്പന്നതയും ഉള്ള ഒരു ഭരണവര്‍ഗത്തെ ദാനം ചെയ്യുന്നു എന്നുള്ളതാണ് അഭിജാതഭരണത്തിന്റെ മറ്റൊരു മേന്‍മ. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി വിവേകപൂര്‍വമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ അഭിജാതഭരണത്തിന് പ്രയാസമില്ല. ജനാധിപത്യത്തിലെപ്പോലെ ഭൂരിപക്ഷം ആളുകളുടെ അപക്വതീരുമാനങ്ങള്‍ക്കോ, രാജവാഴ്ചയിലെപ്പോലെ ഒരാളുടെമാത്രം ധിക്കാരംനിറഞ്ഞ നടപടികള്‍ക്കോ ഇവിടെ സ്ഥാനമില്ല. കൂടാതെ ജനാധിപത്യത്തിലെ ഭാരിച്ച പാഴ്ചെലവുകളും രാജവാഴ്ചയിലെ അനിയന്ത്രിതമായ ധൂര്‍ത്തും ഈ സംവിധാനത്തില്‍ ഒഴിവാക്കപ്പെടുന്നു. കെട്ടുറപ്പും കാര്യക്ഷമതയും ഉള്ള ഭരണം പ്രദാനം ചെയ്യുവാന്‍ അഭിജാതഭരണത്തിന് കഴിയുമെന്ന് വിശ്വസിക്കുവാന്‍ ന്യായമായ കാരണങ്ങള്‍ ഉണ്ട്. ഗവണ്‍മെന്റുകളില്‍, കാര്യനിര്‍വഹണത്തിന് സ്ഥായിയായ കഴിവും ഓജസ്സും നല്കുവാന്‍ കഴിഞ്ഞിട്ടുള്ളത് ഒരഭിജാതഭരണത്തിനാണെന്ന് ഇംഗ്ളീഷ് ദാര്‍ശനികനും സാമ്പത്തികശാസ്ത്രജ്ഞനുമായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ (1806-73) അഭിപ്രായപ്പെടുന്നു. അനിയന്ത്രിതവും വിവേചനരഹിതവുമായ അധികാര ദുര്‍വിനിയോഗം ഒഴിവാക്കുന്നു എന്നതാണ് അഭിജാതഭരണത്തിന്റെ സാമാന്യമായ ഒരു മേന്‍മ. ആസൂത്രിതമാകാതെ കൂടെക്കൂടെ ഉണ്ടാകാന്‍ ഇടയുള്ള ഭരണപരിവര്‍ത്തനങ്ങള്‍ അതിരുകവിഞ്ഞവിധത്തില്‍ ആകാതിരിക്കുവാന്‍ അഭിജാതാധിപത്യം ശ്രദ്ധിക്കുന്നു പരിമിതികള്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അഭിജാതാധിപത്യം പ്രതിനിധാനം ചെയ്യുന്നുള്ളു എന്നതാണ് അതിന്റെ പ്രധാന ന്യൂനത. പൊതുതാത്പര്യങ്ങള്‍ക്കെതിരായിപ്പോലും ആ പ്രത്യേക വിഭാഗത്തിന്റെ ഗുണത്തിനായി നിലകൊള്ളുവാന്‍ അഭിജാതഭരണം നിര്‍ബന്ധിതമായിത്തീരുന്നു. ശ്രേഷ്ഠന്‍മാര്‍ എന്നു കരുതപ്പെടുന്ന ഭരണാധികാരികള്‍, തങ്ങളെക്കാള്‍ കഴിവിലും ബുദ്ധിയിലും മറ്റും താഴ്ന്ന നിലവാരത്തിലുള്ള ജനവിഭാഗങ്ങളോടുള്ള പെരുമാറ്റത്തില്‍ വെറുപ്പോ അമര്‍ഷമോ പുച്ഛമോ കാണിക്കുന്നത് അസ്വാഭാവികമല്ല. അഭിജാതഭരണം കാലക്രമേണ വര്‍ഗഭരണമായി അധഃപതിച്ചിട്ടുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. പലപ്പോഴും അത് ദുര്‍ഭരണത്തിലേക്കും വഴുതിവീഴാറുണ്ട്. അധികാരവും ശക്തിയും സ്വായത്തമാകുമ്പോള്‍ അധികാരികള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ യാതൊരു താത്പര്യവും കാണിക്കാറില്ലെന്നു മാത്രമല്ല, അത്തരം കാര്യങ്ങള്‍ മിക്കപ്പോഴും തള്ളിക്കളയുവാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യും. വര്‍ഗവിവേചനം വിവിധ വര്‍ഗക്കാര്‍ തമ്മിലുള്ള സ്പര്‍ധയ്ക്കും എതിര്‍പ്പിനും വഴക്കിനും വഴിതെളിക്കാറുണ്ട്. അതുപോലെതന്നെ അഭിജാതന്‍മാര്‍ക്കിടയിലും അന്യോന്യവിരോധത്തിനും കലഹത്തിനും വഴിയുണ്ടാകുകയും ചെയ്യും. ചിലപ്പോള്‍ ഇത്തരം വഴക്കുകളും എതിര്‍പ്പുകളും ആഭ്യന്തരയുദ്ധത്തിനുതന്നെ കളമൊരുക്കാറുണ്ട്. ഏതാനും ആളുകള്‍മാത്രം ഭരിക്കുവാന്‍ പറ്റിയവരും മറ്റുള്ളവര്‍ ഭരിക്കപ്പെടേണ്ടവരുമാണെന്നുള്ള സിദ്ധാന്തം മാനുഷികമൂല്യങ്ങള്‍ക്കും പ്രജായത്തഭരണ സമ്പ്രദായത്തിനും കടകവിരുദ്ധമാണ്. ജനങ്ങളില്‍ രാഷ്ട്രീയാഭിരുചി വളര്‍ത്തുകയും ഭരണപരിചയം ഉണ്ടാക്കുവാന്‍ വഴിതെളിക്കുകയും ചെയ്യുന്നതിനുപകരം സാമാന്യജനസഞ്ചയത്തെ എന്നെന്നും ആജ്ഞാനുവര്‍ത്തികളാക്കി നിര്‍ത്തുകയാണ് അഭിജാതാധിപത്യം ചെയ്യുന്നത്. കുടുംബപാരമ്പര്യംവഴി അധികാരം സ്വായത്തമാക്കിയിട്ടുള്ള എല്ലാവരും ഒരേവിധത്തില്‍ ഭരണപരിശീലനം സിദ്ധിച്ചവരോ ഉത്തമന്‍മാരോ ആയിരിക്കണമെന്നില്ല. ഭരണപാരമ്പര്യമുള്ള കുടുംബങ്ങളിലുള്ള പലരും ഭരണാധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്. അഭിജാതാധിപത്യത്തിന്റെ മറ്റൊരു ന്യൂനത അയവില്ലാത്ത നയപരിപാടികളാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പല പുരോഗമന നടപടികളും അഭിജാതാധിപത്യത്തിന്റെ പിടിയില്‍ നിര്‍ജീവമായിത്തീരാറുണ്ട്. പുരോഗമനപരമായ മാറ്റങ്ങള്‍ കാംക്ഷിക്കുന്ന ജനതയ്ക്ക് അഭിജാതാധിപത്യം മാര്‍ഗദര്‍ശനം നല്കുമെന്ന് കരുതുവാന്‍ ന്യായമില്ല. നോ: ഗവണ്‍മെന്റുകള്‍ (ഡോ. എന്‍.ആര്‍. വിശാലാക്ഷി Category:ഭരണം]] ഡിസ്നി സ്റ്റുഡിയോയിൽ അമേരിക്കൻ ഇൻക് ആർട്ടിസ്റ്റും വാൾട്ട് ഡിസ്നിയുടെ ഭാര്യയും ആയിരുന്നു ലില്ലിയൻ മേരി ഡിസ്നി (née Bounds; ഫെബ്രുവരി 15, 1899 ഡിസംബർ 16, 1997) ഇഡഹോയിലെ സ്പാൾഡിങിൽ ലില്ലിയൻ മേരി ബൌണ്ട്സ് ജനിച്ചു. നസ് പെർസ് ഇന്ത്യൻ റിസർവേഷൻ എന്ന സ്ഥലത്തിനടുത്തുള്ള ലപ്വൈയിൽ വളർന്നു. അവിടെ പിതാവ് വില്ലാർഡ് ഇരുമ്പുപണിക്കാരനും ഫെഡറൽ മാർഷലുമായിരുന്നു.[1]പത്തു മക്കളിൽ ഏറ്റവും ഇളയതായിരുന്നു ലില്ലിയൻ. പതിനേഴാം വയസ്സിൽ പിതാവിൻറെ മരണത്തെത്തുടർന്ന് കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ലപ്വൈ ഹൈസ്കൂളിൽ നിന്നും ബിരുദപഠനത്തിനു ശേഷം ലില്ലിയനും അമ്മയും ലെവീസ്റ്റണിലേക്ക് താമസം മാറി. ഒരു വർഷം ബിസിനസ് കോളേജിൽ പഠിച്ച ശേഷം 1923-ൽ തെക്കൻ കാലിഫോർണിയയിലേക്കു താമസം മാറി സഹോദരി ഹസെലിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.[2][3][4]ഇങ്ക് ആൻഡ് പെയിൻറിലെ സെക്രട്ടറിയായി ഡിസ്നി സ്റ്റുഡിയോയിൽ ജോലിചെയ്യുമ്പോൾ അവർ വാൾട്ടിനെ കണ്ടുമുട്ടി.[5] 1925 ജൂലൈ 13 ന് [6]ലില്ലിയനും വാൾട്ട് ഡിസ്നിയും ഇഡഹോയിലുള്ള ലെവസ്റ്റണിലെ എപ്പിസ്കോപ്പൽ സഭയിൽ വിവാഹം കഴിച്ചു 7] എന്നിരുന്നാലും, വാൾട്ടിൻറെ മാതാപിതാക്കൾക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ലില്ലിയുടെ സ്വന്തം പിതാവ് രോഗബാധിതനായതുകൊണ്ട് ലെവസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായിരുന്ന അവരുടെ അമ്മാവൻ മണവാട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ലില്ലി തന്നെത്താൻ ഡിസൈൻ ചെയ്ത വിവാഹവസ്ത്രമായിരുന്നു വിവാഹത്തിന് ധരിച്ചിരുന്നത്. അവർക്കും വാൽട്ടിനും ഉണ്ടായിരുന്ന ഡയാന (1933-2013 ഷാരോൺ (1935-1993) എന്നീ രണ്ട് പെൺമക്കളിൽ ഷാരോൺ അവരുടെ ദത്തുപുത്രിയായിരുന്നു. ലില്ലിയ്ക്ക് പത്തു പേരക്കുട്ടികളുണ്ടായിരുന്നു. അതിൽ ഏഴ് കുട്ടികൾ ഡയാനയുടേതും (husband Ron W. Miller) മൂന്നു കുട്ടികൾ ഷാരോണിൻറേതും (റോബർട്ട് ബ്രൌൺ, വില്യം ലണ്ട് എന്നീ രണ്ടു ഭർത്താക്കന്മാർ അവർക്കുണ്ടായിരുന്നു) ആയിരുന്നു. പ്ലെയിൻ ക്രൈസി എന്ന അനിമേഷൻ ചിത്രത്തിലെ ഒരു ഇൻക് ആർട്ടിസ്റ്റായിട്ടായിരുന്നു അവരുടെ ചലച്ചിത്ര ജീവിതം. 1928-ൽ ന്യൂയോർക്കിൽ നിന്ന് കാലിഫോർണിയയിലേക്ക് ട്രെയിൻ യാത്ര നടത്തിയപ്പോൾ, ഭർത്താവിന്റെ ഏറ്റവും പ്രശസ്തമായ കഥാപാത്രമായ മിക്കി മൗസ് എന്ന പേര് ലില്ലിയാണ് നിർദ്ദേശിച്ചത്. വാൾട്ട് കാർട്ടൂൺ മൌസിന്റെ ചിത്രം ഭാര്യക്ക് കാണിച്ചു കൊടുക്കുകയും "മോർട്ടീമർ മൗസ്" എന്ന പേരിലാണ് അത് അറിയാൻ പോകുന്നത് എന്നറിയിക്കുകയും ചെയ്തു. മോർട്ടീമറിനുപകരം "മിക്കി മൗസ്" എന്ന പേര് നിർദ്ദേശിച്ചതിൽ അവർക്കു പിന്നീട് വളരെ അഭിമാനമുണ്ടായിരുന്നു.[8] കരോൾവുഡ് പസഫിക് റെയിൽറോഡിൽ, 1: 8-ലെ ലിവ് സ്റ്റീം ലോകോമോട്ടീവ് "ലില്ലി ബെല്ലെ" ആണ് ഭാര്യയുടെ ബഹുമാനാർഥം വാൾട്ട് ഡിസ്നി അവതരിപ്പിച്ചത്. കൂടാതെ, വാൾട്ട് ഭാര്യയുടെ ബഹുമാനാർഥം "ലില്ലി ബെല്ലെ" എന്ന പേരിൽ ഡിസ്നിലാന്റ് റെയിൽറോഡ് കാറുകളിൽ ഒന്നിനും പേരു നല്കിയിരുന്നു. വാൾട്ട് ഡിസ്നി കമ്പനിയിൽ വലിയ സംഭാവന നൽകിയ ഒരാളുടെ പേരിലും ലോകോമോട്ടീവിന് പേരു നല്കിയിരുന്നു.[9] 1966-ൽ വാൾട്ട് ഡിസ്നി മരണമടഞ്ഞതിനുശേഷം, ലില്ലിയൻ ഡിസ്നി 1968 മേയ് ജോൺ എൽ. ട്രുയിൻസിനെ വിവാഹം ചെയ്തു.[10] 1987-ൽ ലോസ് ആഞ്ജലസിൽ ഒരു പുതിയ കൺസേർട്ട് ഹാൾ നിർമ്മിക്കാൻ 50 മില്യൺ ഡോളർ ലില്ലി വാഗ്ദാനം ചെയ്തു 11] കാലതാമസം നേരിട്ടതിനുശേഷം, 2003-ൽ അവരുടെ മരണത്തിനു ആറു വർഷത്തിനു ശേഷം വാൾട്ട് ഡിസ്നി കൺസൾട്ടിംഗ് ഹാൾ തുറന്നു. ലില്ലി കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്ട്സിന്റെ സ്ഥാപനത്തിന് ആവശ്യമായ ഫണ്ടും നല്കിയിരുന്നു.[12] ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Lillian Disney ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 17:54, 6 ജൂൺ 2020. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ സമരത്തിലേക്ക് സപ്ലൈകോ വ‍ഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കി കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കൊവിഡ്; 28 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് ശിശുമരണങ്ങളുട പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് പട്ടികക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ - കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കൊവിഡ്; 11,366 പേര്‍ രോഗമുക്തി നേടി കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333, വയനാട് 311, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 79,100 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,881 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,61,252 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8629 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 545 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 77,363 കൊവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 71 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 211 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 81 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,592 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8212 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,366 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1424, കൊല്ലം 2262, പത്തനംതിട്ട 527, ആലപ്പുഴ 395, കോട്ടയം 801, ഇടുക്കി 1376, എറണാകുളം 676, തൃശൂര്‍ 1085, പാലക്കാട് 545, മലപ്പുറം 503, കോഴിക്കോട് 756, വയനാട് 357, കണ്ണൂര്‍ 503, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 77,363 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,08,775 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,66,008) · ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8538 പുതിയ രോഗികളില്‍ 7138 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2021 പേര്‍ ഒരു ഡോസ് വാക്‌സിനും 2965 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2152 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടെത്തി പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി പരാതിക്കാരി കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി ദേഹാസ്വാസ്ഥ്യം: മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വെടിവെച്ചത് കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ അമേരിക്കയിലെ സ്‌കൂളിൽ വിദ്യാർത്ഥി സഹപാഠികളെ വെടിവെച്ചു; മൂന്ന് മരണം ട്വിറ്റർ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസെ പടിയിറങ്ങുന്നു; പുതിയ ട്വിറ്റർ സിഇഒയായി ഇന്ത്യന്‍ വംശജന്‍ വീടിന്റെ സീലിങ് തുരന്ന് വെടിയുണ്ടകൾ: മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു Latest News പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡി എന്‍ എ ഫലം പുറത്തുവിടണമെന്ന ആവശ്യവുമായി പരാതിക്കാരി NRI DESK പീഡന കേസിൽ, കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി NRI DESK കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. ഒരു ദേഹാസ്വാസ്ഥ്യം: മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു NRI DESK ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി NRI DESK: കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ വെടിവെച്ചത് കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ച് യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ NRI DESK കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ രണ്ട് പേർ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ 2000 രൂപ കിട്ടുന്നുണ്ടോ .ഉണ്ടെങ്കിൽ ശ്രദ്ധിക്കുക അടുത്ത മാസം മുതൽ പുതിയ മാറ്റങ്ങൾ വരുന്നു civilengineers നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ 2000 രൂപ കിട്ടുന്നുണ്ടോ .ഉണ്ടെങ്കിൽ ശ്രദ്ധിക്കുക അടുത്ത മാസം മുതൽ പുതിയ മാറ്റങ്ങൾ വരുന്നു. നിങ്ങൾ പ്രധാനമന്ത്രിയുടെ കേന്ദ്രസഹായം ആയ 2000 രൂപ കൈപ്പറ്റുന്നവരാണ് എങ്കിൽ തീർച്ചയായും വിശദാംശങ്ങൾ അറിയുക എന്തൊക്കെയാണ് കാര്യങ്ങൾ എന്നും അതുപോലെ തന്നെ എങ്ങനെയൊക്കെയാണ് എന്നും പരിശോധിക്കുക കൂടുതലായ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തീർച്ചയായും എല്ലാവർക്കും സ്വാഗതം അതുപോലെ തന്നെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളും മറ്റും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കമൻറ് രൂപത്തിൽ ചോദിക്കാവുന്നതാണ് അതുപോലെതന്നെ എല്ലാവരെയും കാര്യം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജൂൺ ഒന്നാം തീയതി മുതൽ എങ്ങനെ .എങ്ങനെ എല്ലാവരും പുതിയ പ്രഖ്യാപനം അറിഞ്ഞിരിക്കുക. എന്തായാലും ചേച്ചി മരിച്ചു പോകുമ്പോ നമ്മളാരും ഒന്നും കൊണ്ടു പോകുന്നില്ലല്ലോ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് തീർച്ചയായും രണ്ടുലക്ഷം രൂപയുടെ ഈ ആനുകൂല്യങ്ങൾ നിങ്ങളെ തേടിയെത്തും ആരും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നത് കാരണം കേ ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ടും ഒട്ടേറെ മത, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സാരഥിയുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ദുബൈ കിസൈസ് ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദുബൈ സുന്നിസെന്റര്‍ പ്രസിഡണ്ട്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിം (എയിം) പ്രസിഡണ്ട്, യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യരക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം തുടങ്ങിയ മേഖലകളില്‍ സേവനമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ലിബറല്‍ വരേണ്യതക്കെതിരെ ഈദ് നജ്മല്‍ സംഘടിപ്പിച്ച് പിറ്റ്‌സ ബ്രിട്ടനിലെ മുസ്‌ലിംകള്‍ക്ക് റമദാന്‍ സന്ദേശവുമായി ബ്രിട്ടന്‍ പ്രതിഷേധം ശക്തം; പ്രവാചകനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ മല്‍സരം മനുഷ്യരെ ഒന്നിച്ചു നിര്‍ത്തുകയാണ് പുതിയ കാലത്തെ വലിയ പുണ്യം ഫലസ്ഥീന്‍ ജനതക്ക് പിന്തുണയുമായി ജോര്‍ദാന്‍ രാജാവ് ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു? ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. 120ാം വാര്‍ഷികത്തിന് 120 ലിമിറ്റഡ് എഡീഷന്‍ ഹെല്‍മറ്റുകള്‍ പുറത്തിറക്കി എന്‍ഫീല്‍ഡ്, ഹെല്‍മറ്റുകള്‍ സ്വന്തമാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ 120-ാം വാര്‍ഷികം പ്രമാണിച്ച്‌ 120 ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റുകള്‍ പുറത്തിറക്കുന്നു. 5,000 രൂപവരെ കര്‍ഷക പെന്‍ഷന്‍ ഡിസംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപവരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും. പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി, എളമരം കരീം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ ദില്ലി: പ്രതിപക്ഷത്തെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി. ജകെകെ ഏതെങ്കിലും സ്റ്റോർ ഉൽപ്പന്നങ്ങൾ ഇച്ഛാനുസൃതമാക്കുന്നതിന് 2 ഡി, 3 ഡി ഒരു പൂർണ്ണമായ സിസ്റ്റം സംയോജിപ്പിച്ച അനുവദിക്കുന്ന ഒരു നൂതന മേഘം പ്ലാറ്റ്ഫോം ജകെകെ ഏതെങ്കിലും സ്റ്റോർ ഉൽപ്പന്നങ്ങൾ ഇച്ഛാനുസൃതമാക്കുന്നതിന് 2 ഡി, 3 ഡി ഒരു പൂർണ്ണമായ സിസ്റ്റം സംയോജിപ്പിച്ച അനുവദിക്കുന്ന ഒരു നൂതന മേഘം പ്ലാറ്റ്ഫോം ബിപിന്‍സിംഗിന്റെ ഹാട്രിക്ക് തിളക്കത്തില്‍ മുംബൈയ്ക്ക് ഗോളുകളുടെ ആറാട്ട് Keralabhooshanam Daily ബിപിന്‍സിംഗിന്റെ ഹാട്രിക്ക് തിളക്കത്തില്‍ മുംബൈയ്ക്ക് ഗോളുകളുടെ ആറാട്ട് Home/NEWS/LATEST/ബിപിന്‍സിംഗിന്റെ ഹാട്രിക്ക് തിളക്കത്തില്‍ മുംബൈയ്ക്ക് ഗോളുകളുടെ ആറാട്ട് ബിപിന്‍സിംഗിന്റെ ഹാട്രിക്ക് തിളക്കത്തില്‍ മുംബൈയ്ക്ക് ഗോളുകളുടെ ആറാട്ട് കഴിഞ്ഞ മത്സരങ്ങളില്‍ പാടെ നിറം മങ്ങിയ മുംബൈ സിറ്റി കൊടുങ്കാറ്റായി ഉയര്‍ത്തെഴുന്നേറ്റു ഇതുവരെ മുംബൈ കാത്തുവെച്ച ഗോള്‍ ദാഹത്തില്‍ ദുര്‍ബലരായ ഒഡീഷയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് പിച്ചിച്ചീന്തി ഈ സീസണിലെ ഏറ്റവും അധികം ഗോള്‍ വന്ന മത്സരവും ഇതായി മാറി. മുംബൈയ്ക്കു വേണ്ടി ബിപിന്‍ സിംഗ് (38, 57,86 മിനിറ്റില്‍ ഓഗ്ബച്ചേ 13, 43 മിനിറ്റില്‍) സൈ ഗോദാര്‍ദ് 44 എന്നിവരും ഒഡീഷയുടെ ആശ്വാസ ഗോള്‍ ഡിയാഗോ മൗറീഷ്യോയും (9) നേടി. ആദ്യ പകുതിയില്‍ തന്നെ മുംബൈ നാല് ഗോളും ഒഡീഷയുടെ വലയിലെത്തിച്ചു എന്നാല്‍ ആദ്യം ഗോള്‍ നേടിയത് ഒഡീഷയാണ്. ഈ ഗോളില്‍ നിന്നേറ്റ പ്രഹരം വെടിയേറ്റ പുലിയെപ്പോലെ മുംബൈയെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സഹായിച്ചു.പിന്നീട് മുംബൈ എതിരാളികളെ കടിച്ചുകീറുകയായിരുന്നു ലീഗ് ഷീല്‍ഡ് നേടാന്‍ മുംബൈയ്ക്ക് മികച്ച ഗോള്‍ മാര്‍ജിനില്‍ ജയിക്കേണ്ടിയിരുന്നു. ഈ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് മുംബൈയുടെ കോച്ച് സെര്‍ജിയോ ലൊബേര ടീമിനെ വിന്യസിച്ചത്. നാല് മാറ്റങ്ങള്‍ കൊണ്ടു വന്ന ലൊബേര ഓഗ്ബച്ചേയേയും ലെ ഫോന്ദ്രെയെയും ഗോള്‍ മഴ പെയ്യിക്കാന്‍ ആദ്യ ഇലവനില്‍ ആദ്യമായി ഇറക്കി. മറുവശത്ത് ഒഡീഷ പുതിയ കോച്ച് സ്റ്റീഫന്‍ ഡയസിന്റെ കീഴില്‍ ആറ് മാറ്റങ്ങളുമായാണ് ആദ്യ ഇലവന്‍ കളിക്കാനെത്തിയത്. മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ഒന്‍പതാം മിനിറ്റില്‍ തന്നെ പെനാല്‍ട്ടി യിലൂടെ ഒഡീഷ മുന്നിലെത്തി. ഡിയഗോ മൗറീഷ്യോയും ജെറിയും നടത്തിയ മുന്നേറ്റത്തില്‍ മുംബൈ പെനാല്‍ട്ടി ബോക്‌സിനകത്ത് വെച്ച് അഹമ്മദ് ജാഹു പുറകില്‍ നിന്നും ജെറിയെ വലിച്ചു താഴെയിട്ടു. തുടര്‍ന്നു ഡീഗോ മൗറീഷ്യോ എടുത്ത ദുര്‍ബലമായ പെനാല്‍ട്ടി മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിന്റെ ദേഹത്ത് തട്ടി ഗോള്‍ വലയില്‍ എത്തി 10 മൗറീഷ്യോയുടെ ഈ സീസണിലെ പതിനൊന്നാം ഗോള്‍. ആദ്യമായാണ് ഒഡീഷ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയതെന്നതാണ് മറ്റൊരു സവിശേഷത 14ാം മിനിറ്റില്‍ മറ്റൊരു സെറ്റ് പീസിലൂടെ തന്നെ മുംബൈ ഗോള്‍ മടക്കി. അഹമ്മദ് ജാഹു എടുത്ത കിക്ക് ബോക്‌സിനകത്തു നിന്ന ബര്‍ത്തലോമ്യോ ഓഗ്ബച്ചേ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു (11 38ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി. ഓഗ്ബച്ചെയുടെ പാസ് ഒഡീഷയുടെ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഡയസിനു പകരം എത്തിയ മുഹമ്മദ് സാജിദിന്റെ കാലില്‍ തട്ടി ഡിഫ്‌ളെക്ട് ചെയ്തു ഇതിിലൂടെ കിട്ടിയ പന്ത് ബിപിന്‍ സിംഗ് ഗോള്‍ വലയുടെ വലത്തെ മൂലയിലെത്തിച്ചു (12). ഇടവേളയ്ക്കു മുന്‍പ് തന്നെ 44ാം മിനിറ്റില്‍ മുംബൈ വീണ്ടും ഗോള്‍ മഴ തുടര്‍ന്നു. ഇത്തവണ ലെ ഫോന്ദ്രെ മൈതാന മധ്യത്തില്‍ ് നിന്നും വഴിമരുന്നിട്ട നീക്കം ബിപിന്‍ സിംഗിന്റെ ക്രോസില്‍ ബോക്‌സിന്റെ വലത് മൂലയിലേക്കു കുതിച്ചെത്തിയ സൈയ് ഗോദാര്‍ദ് ഒഡീഷ ഗോളിയെ നിസഹായനാക്കി ഹാഫ് വോളിയിലൂടെ ഗോള്‍ വലയുടെ ഇടത്തെ മൂലയിലേക്കു ബുള്ളറ്റ് ഷോട്ടിലൂടെ അടിച്ചു കയറ്റി (14). രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റ് തികയുന്നതിനു മുന്‍പ് തന്നെ മുംബൈയുടെ അഞ്ചാം ഗോള്‍ വന്നു. ഇത്തവണ ഓഗ്ബച്ചേയുടെ അസിസ്റ്റില്‍ നിന്നും. പന്തുമായി കുതിച്ച ഓഗ്ബച്ചേ ബോക്‌സിന്റെ ഇടത്തെ മൂലയില്‍ നിന്നു ബിപിന്‍ സിംഗിലേക്കു കൈമാറി. തടയാന്‍ വന്ന ഒഡീഷയുടെ കമല്‍ പ്രീതിന്റെ മുന്നില്‍ നിന്നും ബിപിന്‍ സിംഗ് തൊടുത്തുവിട്ട പന്ത് ഗോളി അര്‍ഷദീപിന്റെ കൈകളില്‍ തട്ടി വലയില്‍ (15) ഇതോടെ മുംബൈ ഒറ്റയടിക്ക് മുന്നു പേരെ പിന്‍വലിച്ചു മുംബൈയുടെ കളിയുടെ വേഗതയും അതേപോലെ കുത്തനെ കുറഞ്ഞു. 75ാം മിനിറ്റില്‍ ഓഗ്ബച്ചയേയും പിന്‍വലിച്ചു. 83ാം മിനിറ്റില്‍ മുംബൈയയ്ക്ക് ഗോള്‍ നേട്ടം അരഡസന്‍ ആക്കിമാറ്റുവാന്‍ അവസരം കിട്ടി. വിക്രം പ്രതാപിനെ കമല്‍ പ്രീത് പുറകില്‍ നിന്നും ടാക്കിള്‍് ചെയ്തു. തുടര്‍ന്നു കിട്ടിയ പെനാല്‍ട്ടി അഹമ്മദ് ജാഹു എടുത്തുവെങ്കിലും ഒഡീഷ ഗോളി അര്‍ഷദീപ് സിംഗ് തടുത്തു. സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ് ഇമെന്‍സ സ്മാര്‍ട്ട് ലൈറ്റിങ്ങ് ശ്രേണിയുമായി ക്രോംപ്ടണ്‍ സംസ്ഥാനത്ത്‌ ഇന്ന് 6102 പേര്‍ക്ക് കോവിഡ് ശബരിമല ചര്‍ച്ച യുഡിഎഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടി: മന്ത്രി വി മുരളീധരന്‍ ഐഎൻഎക്‌സ് മീഡിയാ കേസ്; ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമർപ്പിച്ചു മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങള്‍ 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തിരുവനന്തരപുരത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി ദാരിദ്ര്യം കുറവുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്; 9 വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിച്ചത് 121 കുട്ടികള്‍ ഫസല്‍ വധക്കേസില്‍ കോടിയേരി പറഞ്ഞത് കേട്ടില്ല; മുന്‍ ഐപിഎസുകാരന് സെക്യൂരിറ്റി ജോലി മോഫിയ പര്‍വ്വീണിന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അനുപമ കേസ്: കുഞ്ഞിനെ കൊണ്ടുവരാന്‍ പൊലീസ് ആന്ധ്രയിലേക്ക് തിരിച്ചു സുധാകരനെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; പുന:സംഘടനയെക്കുറിച്ച് ആലോചിച്ച് പരിഹാരം കാണുമെന്നും വിഡി സതീശന്‍ മിസ് കേരള സുന്ദരിമാരുടെ ദുരൂഹ മരണം: ഹോട്ടലുകാര്‍ ഒളിപ്പിച്ച ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്‌ യുവതികളുടെ കാറിനെ പിന്തുടര്‍ന്ന് 3333 നമ്പര്‍ ഔഡി കാര്‍; മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു ''മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ല സുപ്രീംകോടതി ''കേരളത്തിന് ഇരട്ടത്താപ്പ് മരംമുറി വിവാദം സുപ്രീംകോടതിയില്‍ ഉന്നയിച്ച് തമിഴ്‌നാട് മോന്‍സണ്‍ മാവുങ്കല്‍ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; പീഡനത്തിനിരയായ പെണ്‍കുട്ടി കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി. മോന്‍സണെതിരെ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്‌മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാ കേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്‌ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ മാവുങ്കല്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങിനെയൊരു സംശയമുണ്ടാകാന്‍ കാരണം. പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെളിപ്പെടുത്തല്‍ സംബന്ധിച്ച് വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്. അന്വേഷണത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് സംഘം മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെത്തിച്ച് വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ മോന്‍സണ്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. പതിനേഴ് വയസ് മുതല്‍ തന്നെ മോന്‍സണ്‍ പീഡിപ്പിച്ചിരുന്നെന്നാണ് മൊഴി. മോന്‍സണ്‍ അറസ്റ്റിലാകുന്നത് വരെ മൂന്ന് വര്‍ഷത്തോളം പീഡനം തുടര്‍ന്നിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തില്‍ നടക്കുന്നത്. പെണ്‍കുട്ടി മോന്‍സന്റെ വീട്ടില്‍ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലും ശാസ്ത്രീയ പരിശോധനയടക്കം വേണ്ടി വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഫസല്‍ വധക്കേസില്‍ കോടിയേരി പറഞ്ഞത് കേട്ടില്ല; മുന്‍ ഐപിഎസുകാരന് സെക്യൂരിറ്റി ജോലി യുവതികളുടെ കാറിനെ പിന്തുടര്‍ന്ന് 3333 നമ്പര്‍ ഔഡി കാര്‍; മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു കര്‍ഷക സമരസ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍; പിന്നില്‍ നിഹാങ്കുകളെന്ന് ആരോപണം ഫസല്‍ വധക്കേസില്‍ കോടിയേരി പറഞ്ഞത് കേട്ടില്ല; മുന്‍ ഐപിഎസുകാരന് സെക്യൂരിറ്റി ജോലി ഉത്ര കൊലക്കേസ്: പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ''ആകെയുള്ള ബാങ്ക് അക്കൗണ്ടിലുള്ളത് 176 രൂപ, കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ല മോന്‍സണിന്റെ മൊഴി ''ബിജെപി ഇസ്ലാമോഫോബിയ ഇളക്കിവിടുകയാണ്, കത്തോലിക്ക സഭ അവരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം കാരാട്ട് കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സിപിഎം ദാരിദ്ര്യം കുറവുള്ള സംസ്ഥാനം കേരളമെന്ന് റിപ്പോര്‍ട്ട്; 9 വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയില്‍ മരിച്ചത് 121 കുട്ടികള്‍ ദിലീപ് ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തെ തളർത്തിയിരുന്നു. നൗഷാദിനെ കുറിച്ച് തുറന്നു പറച്ചിലുമായി ശാന്തിവിള ദിനേശ് Heal Of News ദിലീപ് ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തെ തളർത്തിയിരുന്നു. നൗഷാദിനെ കുറിച്ച് തുറന്നു പറച്ചിലുമായി ശാന്തിവിള ദിനേശ്. കഴിഞ്ഞ ദിവസമായിരുന്നു ശബ്ദം നിർമാതാവുമായ നൗഷാദ് ഈ ലോകത്തോട് വിട പറഞ്ഞത് ഇത് സിനിമ ആരാധകരേയും അണിയറപ്രവർത്തകരെയും ഒന്നടങ്കം വിഷമത്തിലാക്കിയിരുന്നു. ടെലിവിഷൻ ആരാധകർക്ക് വിവിധ കുക്കറി പരിപാടികളിലൂടെ സുപരിചിതനായ വ്യക്തിയാണ് നൗഷാദ് അദ്ദേഹമാണ് മലയാളത്തിലെ കാഴ്ച്ച, ബെസ്റ്റ് ആക്ടർ, പയ്യൻസ്, ചട്ടമ്പിനാട്,ലയൺ, സ്പാനിഷ് മസാല തുടങ്ങിയ സിനിമകൾ നിർമ്മിച്ച ആരാധകരുടെ ഇഷ്ട പ്രൊഡ്യൂസർ ആയി മാറിയത്. ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞപ്പോൾ നിരവധി ആളുകളാണ് അന്ത്യോപചാര മർപ്പിക്കാൻ എത്തിയത്. നൗഷാദിനെ ഏറ്റവും പ്രസിദ്ധമായ സിനിമകളിലൊന്നാണ് സ്പാനിഷ് മസാല. എന്നാൽ സിനിമ വലിയ ഒരു പരാജയമായിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. മലയാളത്തിലെ പ്രമുഖനായ സംവിധായകനായ ദിനേശ് നൗഷാദിനെ ഏറ്റവും അവിടുത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ദിലീപിനെ നായകനാക്കി ഒരു പാചകക്കാരനെ കഥ പറയുന്ന സിനിമയാണ് സ്പാനിഷ് മസാല ചിത്രം ഭൂരിഭാഗവും സ്പെയിനിൽ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. വിളിച്ചിട്ടും ആയതുകൊണ്ട് തന്നെ വലിയ ഒരു വിജയമായിരുന്നു ചിത്രത്തിൽനിന്ന് പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ വലിയ ശതമാനം പണം മുടക്കിയത് നൗഷാദ് തന്നെയായിരുന്നു എന്നാൽ ചിത്രത്തിന് വേണ്ട വിധത്തിലുള്ള ഒരു പബ്ലിസിറ്റി ലഭിച്ചില്ല അതുകൊണ്ടുതന്നെ തീയേറ്ററിൽ ചിത്രം ഒരു പരാജയമായി ഏകദേശം 14 കോടിയോളം രൂപയായിരുന്നു അന്ന് നൗഷാദിനെ നഷ്ടം വന്നത് എന്നും അതിൽ അദ്ദേഹത്തിന് വലിയ നഷ്ടബോധവും മാനസിക ബുദ്ധിമുട്ടും ഉണ്ടായിരുന്നുവെന്നാണ് ഒരു ഇന്റർവ്യൂവിൽ ശാന്തിവിള ദിനേശ് തുറന്നുപറയുന്നത്. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! ശരീരം സംരക്ഷിക്കുക അല്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏവരും പ്രധാനമായി കാണുന്ന ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് ആരോഗ്യപ്രശ്നങ്ങൾ ഏവർക്കും വളരെ കൂടുതലുമാണ്. നമ്മുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് എല്ലാവർക്കും മടി കൂടാതെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധനമാണ് ബദാം. പാലിൽ ചേർത്തും അല്ലാതെയും നിരവധി ആളുകൾ ദിവസേന താങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി ഇരിക്കുന്ന ബദാമിന്റെ സവിശേഷതകൾ ഏറെയാണ്. ബദാം കഴിക്കുന്നത് കൊണ്ട് ഏതൊരു വ്യക്തിക്കും തന്റെ നിത്യജീവിതത്തിൽ അനുഭവിക്കാൻ സാധ്യതയുള്ള പല അസുഖങ്ങളിൽ നിന്നും രക്ഷ നേടാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. എന്നാൽ അതൊരു സത്യമാണ്. സ്ഥിരമായി ബദാം കഴിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ബദാം എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. കൃത്യമായ അളവിൽ ഒരു മാസം പാലിൽ ചേർത്തോ അല്ലാതെയോ ബദാം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോളിനെ കുറയ്ക്കുകയും എച്ച് ബി എ 1സിയുടെ അളവ് കുറയ്ക്കാനും ബദാം സഹായിക്കും. നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തിൽ നിന്നും രക്ഷ നേടാനും സഹായിക്കും. ഇത്രയും കേട്ട് കഴിയുമ്പോൾ തന്നെ ബന്ധം ചില്ലറക്കാരനല്ല എന്ന് മനസ്സിലാകുന്നുണ്ടല്ലോ. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! കോവിഡ് മഹാമാരിയെത്തുടർന്ന്‌ നീട്ടിവച്ച 2019ലെ പ്രൊഫഷണൽ നാടകമത്സരമാണ്‌ 25മുതൽ 29വരെ കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ സംഘടിപ്പിക്കുന്നത്‌. തിങ്കൾ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമായി രണ്ട്‌ നാടകം അരങ്ങിലെത്തും. പാസെടുക്കുന്ന 250 പേർക്ക്‌ മത്സരം കാണാം. പാസ്‌ ശനി രാവിലെ പത്തുമുതൽ അക്കാദമി ഓഫീസിൽനിന്ന്‌ വിതരണം ചെയ്യും. വിവിധ സമിതികൾ സമർപ്പിച്ച 23 നാടകങ്ങളിൽനിന്ന് ജൂറി തെരഞ്ഞെടുത്ത 10 എണ്ണമാണ്‌ അരങ്ങിലെത്തുക. 25ന് രാവിലെ കൊച്ചിൻ ചന്ദ്രകാന്തത്തിന്റെ അന്നവും വൈകിട്ട് കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മയും അരങ്ങേറും. 26ന് രാവിലെ തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസവും വൈകിട്ട് കണ്ണൂർ നാടകസംഘത്തിന്റെ കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും വേദിയിലെത്തും. 27ന് രാവിലെ വെഞ്ഞാറമൂട്‌ സംസ്‌കൃതി ജീവിതപാഠവും വൈകിട്ട് വള്ളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെള്ളായിയും 28ന് രാവിലെ കണ്ണൂർ സംഘചേതനയുടെ ഭോലാറാമും വൈകിട്ട് പിരപ്പൻകോട്‌ സംഘകേളിയുടെ മക്കളുടെ ശ്രദ്ധയ്ക്കും 29ന് രാവിലെ കെപിഎസിയുടെ മരത്തൻ 1892 ഉം വൈകിട്ട് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധിയും അരങ്ങേറും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. വിദ്യാർഥിനിയെ പിങ്ക് പൊലീസ് അപമാനിച്ച കേസ്‌: പൊലീസ് മേധാവിയോട്‌ റിപ്പോർട്ട്‌ തേടി സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 5779 പേര്‍ക്ക്‌ രോഗമുക്തി ഇല്ലാത്ത പാഴ്സലിന്റെ പേരില്‍ പുതിയ സൈബര്‍ തട്ടിപ്പ് ഒമിക്രോണില്‍ ആശങ്കവേണ്ട; ഹൈ റിസ്‌ക്‌ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍: ആരോഗ്യമന്ത്രി സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്; 5779 പേര്‍ക്ക്‌ രോഗമുക്തി എളമരം കരീമും ബിനോയ് വിശ്വവുമുള്‍പ്പെടെ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ സേതുരാമയ്യർ വീണ്ടുമെത്തുന്നു; സിബിഐ അഞ്ചാം ഭാഗത്തിന്‌ തുടക്കം വിദ്യാർഥിനിയെ പിങ്ക് പൊലീസ് അപമാനിച്ച കേസ്‌: പൊലീസ് മേധാവിയോട്‌ റിപ്പോർട്ട്‌ തേടി ഇല്ലാത്ത പാഴ്സലിന്റെ പേരില്‍ പുതിയ സൈബര്‍ തട്ടിപ്പ് കര്‍ഷക നിയമങ്ങള്‍ ചര്‍ച്ച നടത്താതെ പിന്‍വലിക്കുന്നു; പാര്‍ലമെന്റില്‍ നടക്കുന്നത് അസാധാരണ സംഭവങ്ങള്‍: എളമരം കരീം എംപി ലക്ഷദ്വീപിലെ ഉദ്യോഗസ്ഥ അഴിമതി; സിബിഐ താൽക്കാലിക യൂണിറ്റ്‌ തുറന്നു സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. വടക്കന്‍ കേരളത്തില്‍ മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി, അട്ടപ്പാടിയില്‍ സ്കൂട്ടര്‍ ഒലിച്ചുപോയി പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. Kerala Rains പാലക്കാട്ട് കനത്ത മഴ, റോഡുകൾ വെള്ളത്തിൽ; വടക്കൻ കേരളത്തിൽ മറ്റിടങ്ങളിലെല്ലാം മഴക്ക് ശമനം താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്. കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു, നദികളിലെ ജലനിരപ്പുയർന്നു കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി രാജീവ് ഏതു സംരംഭകര്‍ക്കും നിയമാനുസൃതം സംരംഭം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പി രാജീവ് സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; വടക്കൻ കേരളം ജാഗ്രതയിൽ മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞിട്ടുണ്ട്. വൈകുന്നേരം പെയ്ത മഴയിൽ നിലമ്പൂർ വെളിയംതോട്ടെ ഒരു കിണർ ഇടിഞ്ഞ് താഴ്ന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻ പിടിത്തത്തിന് വിലക്ക് അതേസമയം, കക്കയം ഡാമിൽ ജലനിരപ്പുയർന്നതായി അലർട്ട് നൽകി. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ല. പെരിങ്ങൽക്കുത്ത് ഡാമിലാണ് ഷട്ടറുകൾ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്. വടക്ക് അട്ടിമറിയോ? വിപ്ലവമണ്ണിലടക്കം അഭിമാനപ്പോര്, നിർണായകം ഈ മണ്ഡലങ്ങൾ അഭിമാനപോരാട്ടങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ചേശ്വരം, വടകര, കുറ്റ്യാടി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രവചനാതീതം. ടിപിയുടെ രക്തസാക്ഷിത്വം വീണ്ടും ചര്‍ച്ചയായ വടകരയിലേക്ക് രാഷ്ട്രീയ കേരളം കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത സംസ്ഥാനത്ത് കനത്ത വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇടതിനെതിരെ കടുപ്പിച്ച് രാഹുൽ, അമിത് ഷാ വയനാട്ടിൽ, വടക്ക് അടിയൊഴുക്ക് ശക്തം കഴിഞ്ഞ ദിവസം വരെ ഇടതുപക്ഷത്തെ സഹോദരപക്ഷമെന്ന് വിശേഷിപ്പിച്ചിരുന്ന രാഹുൽഗാന്ധി കൊയിലാണ്ടിയിൽ സിപിഎമ്മിനെതിരെ നടത്തിയത് ശക്തമായ കടന്നാക്രമണമാണ്. മലബാര്‍ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശകലനം പതിവില്ലാത്ത വിധം സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് പട്ടിക ഏറെക്കുറെ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. കണ്ണൂരില്‍ പി ജയരാജനെ അനുകൂലിക്കുന്നവര്‍ ഫേസ്ബുക്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്തി. ഒപ്പം തന്നെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയും, അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നിയോഗിച്ചയാളുമായ എന്‍ ധീരജ് കുമാര്‍ എന്ന, പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റിയംഗം പ്രതിഷേധവുമായി എത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിത്വം രാജി വച്ചാണ് ധീരജ് കുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ധീരജ് കുമാറിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. അപമാനിച്ചവരെ നടി തിരിച്ചറിഞ്ഞു; പ്രതികൾക്കായി വടക്കൻ ജില്ലകളിൽ അന്വേഷണം തുടരുന്നു മാളിലെ വസ്ത്രശാലയിൽ വച്ച് യുവനടിയെ അപമാനിച്ചതിന്റേയും, പ്രതികളുടെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികൾ ആരെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇത് വരെയും പൊലീസിന് കിട്ടിയിട്ടില്ല. നാട്ടിടവഴികളിൽ ഓണപ്പൊട്ടന്റെ മണിക്കിലുക്കമില്ലാതെ വടക്കൻ കേരളത്തിലെ ഓണാഘോഷം നാട്ടുവഴികൾ പിന്നിട്ട് അനുഗ്രഹ വർഷവുമായി വീടുകളിലെത്തുന്ന ഓണപ്പൊട്ടൻമാരാണ് വടക്കൻ കേരളത്തിലെ ഓണാഘോഷങ്ങളെ വേറിട്ടതാക്കുന്നത് വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം; വ്യാപക നാശനഷ്ടങ്ങൾ വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാമ്പതി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി പ്രളയമുന്നറിയിപ്പില്‍ കേരളം; വടക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ അതിവര്‍ഷം തുടരുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.ഇതിന്‍റെ ഫലമായി അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം അശ്ലീലചുവയോടെ സംസാരിച്ചെന്ന് ജീവനക്കാരിയുടെ പരാതി, ജിവി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ IND v NZ അക്സറിന് റെക്കോര്‍ഡ് നേട്ടം, എന്നിട്ടും സഹതാരങ്ങള്‍ കളിയാക്കുന്നുവെന്ന് അക്സര്‍ അടുത്ത ഉല്‍സവം കാണിക്കില്ലെന്ന് ഭീഷണി; പിന്നാലെ മകന്‍റെ തിരോധാനം; 5 വര്‍ഷമായി കണ്ണീര്‍ തോരാതെ ഈ കുടുംബം Paralikkunnu murder| പറളിക്കുന്ന് ലത്തീഫിന്‍റെ കൊലപാതകം: രണ്ടാം ഭാര്യയുടെ ബന്ധുക്കളായ നാല് പേർ കൂടി അറസ്റ്റിൽ ശരവണഭവന്‍ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം; കാണാം വല്ലാത്തൊരു കഥ Suzuki മൈലേജില്‍ മാത്രമല്ല, ലുക്കിലും പിന്നോട്ടില്ല; പഞ്ചിന് മാരുതിയുടെ വക ചെക്ക് Omicron ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; അതിതീവ്ര വ്യാപനശേഷിയെന്നും മുന്നറിയിപ്പ് തന്റെ സഹോദരിയായ മാട്ഡ്ജുമായി ബെറ്റ് വച്ചതിനുശേഷം ആണത്രേ അവർ ഡിറ്റക്റ്റീവ് നോവലുകളുടെ ലോകത്തേക്ക് കടന്നുവന്നത് (ദേശീയ അന്തർദേശീയ പുരസ്‌കാരജേതാവ്, പ്രഭാഷകൻ, വിവർത്തകൻ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകൻ ) ആകാംക്ഷയോടെ, ചടുലമായ ഹൃദയമിടിപ്പിനോട് ചേർന്നു ഏതാണ്ട് അതേ വേഗതയിൽ താളുകൾ മറിഞ്ഞുകൊണ്ടിരിക്കും. പ്രതീക്ഷിച്ച കഥാന്ത്യത്തിന് മൈലുകൾക്ക് അപ്പുറം മറ്റൊരു ധ്രുവത്തിൽ ആയിരിക്കും ഒടുവിൽ നാം എത്തിച്ചേരുക. അതെ, എല്ലാ കാലത്തെയും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥകൾ എഴുതി എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തുന്ന അഗതാ ക്രിസ്റ്റി എന്ന എഴുത്തിന്റെ രാജ്ഞിയുടെ പുസ്തകങ്ങൾ ഇങ്ങനെയാണ്. അവരുടെ ഏതാണ്ട് 200 കോടി പുസ്തകങ്ങളാണ് ഇതുവരെ വിറ്റുപോയത്. ഒരു താരതമ്യം എടുത്തുനോക്കിയാൽ, വിശ്വപ്രസിദ്ധമായ ജെ കെ റൗളിംഗ് എഴുതിയ ഹാരി പോട്ടർ പുസ്തകങ്ങൾ ആകെ വിറ്റ് പോയിട്ടുള്ളത് 27 കോടി പുസ്തകങ്ങൾ ആണ്. ആകെ അഗതയുടേതായി 80 നോവലുകൾ, 19 നാടകങ്ങൾ, രണ്ട് കവിതാസമാഹാരങ്ങൾ, രണ്ട് ആത്മകഥാംശമുള്ള പുസ്തകങ്ങൾ, ഒരു ബാലസാഹിത്യകൃതി എന്നിവ ജനിച്ചിട്ടുണ്ട്. ചെറുതും വലുതുമായ കഥകൾ വേറെ. ഒരേകദേശ കണക്കെടുത്തു നോക്കിയാൽ ഒരു വർഷം കുറഞ്ഞത് രണ്ട് നോവലുകൾ എഴുതിയിട്ടുണ്ട് അഗത. അതെ കുറിച്ച് ഓർക്കുമ്പോൾ നാം ആദ്യം ഒരു പക്ഷെ ഓർക്കുക അവരുടെ ഡീറ്റെക്റ്റീവ് കഥാപാത്രമായ ഹെർക്യുൾ പൊയ്റോയെ കുറിച്ചാകും. എന്നാൽ ഒരുപക്ഷേ അവരെ സംബന്ധിക്കുന്ന ഏറ്റവും മഹത്തരമായ കാര്യം മൗസ് ട്രാപ്പ് എന്ന നാടകമാണ്. 1952 നവംബർ 25 ന് ആദ്യമായി ലണ്ടനിലെ അംബാസഡർസ് തിയേറ്ററിൽ അരങ്ങേറിയ ഈ നാടകം ഇന്നും എല്ലാ ദിനവും കളിച്ചു പോരുന്നുണ്ട്. യഥാർത്ഥത്തിൽ ഈ നോവൽ എഴുതിയത് ഏതാണ്ട് 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു റേഡിയോ നാടകം ആയിട്ടാണ്. അടുത്ത വർഷം ഈ നാടകം അതിന്റെ എഴുപതാം ജന്മനാൾ ആഘോഷിക്കുമ്പോഴും ഏതെങ്കിലും ഒരു തിയേറ്ററിൽ അപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാകാം. അതിലും രസകരം ഈ നാടകം കളിച്ച് കിട്ടുന്ന കാശിന്റെ നല്ലൊരു ശതമാനവും മൗസ് ട്രാപ്പ് ഫൗണ്ടേഷൻ എന്ന, തീയറ്ററിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയുടെ ഫണ്ടിലേക്ക് ചെല്ലുന്നു എന്നതാണ്. തന്റെ സഹോദരിയായ മാട്ഡ്ജുമായി ബെറ്റ് വച്ചതിനുശേഷം ആണത്രേ അവർ ഡിറ്റക്റ്റീവ് നോവലുകളുടെ ലോകത്തേക്ക് കടന്നുവന്നത്. 1916 അങ്ങനെ എഴുതിയ ദ മിസ്റ്റീരിയസ് അഫേർ അറ്റ് സ്റ്റൈൽസ് (The Mysterious Affair at Styles) ഏതാണ്ട് അഞ്ച് വർഷത്തിനു ശേഷമാണ് ഒന്ന് അച്ചടിച്ച് കിട്ടുന്നത്. അതിന് ശേഷം വന്ന രചനകളിൽ അഗതയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളാണ് ഏറ്റവും സ്വാധീനം ചെലുത്തിയത്. ഒന്നാമത്തേത് 1930-ലെ മാക്സ് മാലോവൻ എന്ന പുരാവസ്തുശാസ്ത്രകാരനുമായുള്ള വിവാഹം ആണ്. അവരുടെ പുസ്തകങ്ങളിൽ പലതിലും പുരാവസ്തുക്കളെ കുറിച്ചും അവയുടെ നിഗൂഢതകളെപറ്റിയുമുള്ള പരാമർശങ്ങൾ ഇങ്ങനെ വന്നുകൂടിയതാകാം. എന്തിനേറെ പറയുന്നു, അഗതയുടെ ഈ താല്പര്യം ആകാം അവരുടെ മകളെ കൊണ്ട് പൊയ്‌റോ കേന്ദ്രകഥാപാത്രമായി വരുന്ന തന്റെ അമ്മയുടെ ചില നോവലുകളുടെ റോയൽറ്റി തുക മുഴുവനായും ഇറാക്കിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് സ്കൂൾ ഓഫ് ആർക്കിയോളൊജിക്കു സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചത്. രണ്ടാമത്തെ സംഭവം ഒരു യാത്രയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അഗത 1928ൽ ഓറിയന്റ് എക്സ്പ്രസിൽ തന്റെ ആദ്യ യാത്ര നടത്തി ഈ യാത്രയിലെ അനുഭവങ്ങൾ അവരുടെ പുസ്തകങ്ങളുടെ കഥാപരിസരത്തെ സാധ്യമാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡീറ്റെക്റ്റീവ് നോവലുകളുടെ ചരിത്രം പരിശോധിച്ചാൽ മിക്കവാറും കേന്ദ്രകഥാപാത്രങ്ങൾക്ക് എഴുത്തുകാരനോടുള്ള സാദൃശ്യം കാണാനാകും. എന്നാൽ ഇവിടെയും അഗത വ്യത്യസ്തയാണ്. ആകെ അഗതയുമായി ഒരു സാമ്യം കാണാൻ ആകുക പൊയ്‌റോയുടെ അസിസ്റ്റന്റ് ആയി അവർ സൃഷ്ടിച്ച അരിയാൻ ഒലിവർ എന്ന കഥാപാത്രത്തിലാണ്. യാത്രക്കും പുരാവസ്തുക്കൾക്കും ഒപ്പം തന്നെ അഗതക്കു പ്രിയപ്പെട്ടതാണ് വിഷങ്ങളുടെയും കെമിക്കലുകളുടേയും ലോകം അഗതയുടെ കഥകളിലെ വിഷകൂട്ടുകളെ കുറിച്ച് കാതറിൻ ഹാർകപ് (Kathryn Harkup)എന്ന കെമിസ്റ്റ് ” A is for Arsenic: The Poisons of Agatha Christie” എന്ന പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഈ വിശേഷപ്രണയത്തിനു ഒരു കാരണമുണ്ട്. അത് അഗതയുടെ ഇരുപതാം വയസ്സിൽ അവർ നേടിയ കെമിസ്ട് ആയുള്ള ലൈസെൻസ് ആണ്. ഇത്രയും വിശദമായ അന്വേഷണങ്ങളും ശാസ്ത്രീയമായ അന്വേഷണ ത്വരയും പുസ്തകലേഖനത്തിൽ ഉൾപ്പെടുമ്പോൾ വരാൻ സാധ്യതയുള്ള ഒരു ന്യൂനത എഴുത്തിന്റെ അളവിലെ കുറവാണ്. ഇവിടെയാണ്‌ നമ്മെ അഗത ഞെട്ടിക്കുന്നത്. 1948 എന്ന വർഷം മാത്രം നോക്കാം. ആ ഒരു വർഷം ഒരേ സമയം പെൻഗ്വിൻ പ്രസിദ്ധീകരിക്കുന്നത് അഗതയുടെ 10 നോവലുകളാണ്. ഈ പത്തു നോവലുകളാകട്ടെ ഒരു ലക്ഷം കോപ്പി വീതമാണ് ആ വർഷം പുറത്തിറങ്ങിയത് എന്നോർക്കണം. ഇതൊക്കെ നിസ്സാരം ആയി പോകുന്നത് അഗതയുടെ Murder on the Orient Express എന്ന ഒറ്റ പുസ്തകത്തിനു മുന്നിലാണ്. ഒന്നിനുമേൽ ഒന്നായി ഇറങ്ങിയ എഡിഷനുകൾ എല്ലാം അടുക്കി വച്ചാൽ ഭൂമിയിൽ നിന്ന് ചന്ദ്രൻ വരെയുള്ള ദൂരം ഉണ്ടാകും എന്നാണ് കണക്കു. ഇത് മാത്രമല്ല അഗതയെ വ്യത്യസ്തമാക്കുന്നത് എഴുത്തിന്റെ കാലം മുഴുവനും ഒട്ടും മടുപ്പിക്കാതെ ബെസ്റ്റ് സെല്ലർ ലിസ്റ്റുകളുടെ തലപ്പത്തു നിൽക്കാൻ കഴിഞ്ഞ ഭാവനാവിലാസം കൂടിയാണ്. ഭൂമിയിലെ അരങ്ങോഴിഞ്ഞു അഗത 1976 സെപ്തംബറിൽ വിടവാങ്ങുന്ന ദിനത്തിലും ഏറ്റവും വിറ്റു പോയ്കൊണ്ടിരുന്ന പുസ്തകം അവരുടെ “Curtain Poirot’s Last Case” ആയിരുന്നു. യുനെസ്കോയുടെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ തർ ജ്ജമ ചെയ്യപ്പെട്ട എഴുത്തുകാരിയായ അവരുടെ കൃതികൾ ഇന്ന് മലയാളം ഉൾപ്പെടെ എഴുപതോളം ഭാഷകളിൽ ലഭ്യമാണ്. അവരുടെ പുസ്തകങ്ങളെക്കാൾ ആകെ കൂടുതൽ വിറ്റ്പോകുന്നത് ഷേക്സ്പിയറും ബൈബിളും മാത്രമാണ്. എതിരില്ലാത്ത സംഘടനയായി ജില്ലയിൽ കോൺഗ്രസിനെ വളർത്തും: ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് Kottayam Media എതിരില്ലാത്ത സംഘടനയായി ജില്ലയിൽ കോൺഗ്രസിനെ വളർത്തും: ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് പാലാ :എവിടെയും, എപ്പോഴും, എന്തിനും കോൺഗ്രസ് എന്ന നിലയിൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ജില്ലയിൽ എതിരില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസിന് വളർത്തുകയാണ് തൻറെ ഉത്തരവാദിത്വമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് വ്യക്തമാക്കി. കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർക്കും, ജനങ്ങൾക്കും പാർട്ടി അവരുടേതാണ് എന്ന് തോന്നുന്ന രീതിയിലുള്ള ശൈലി മാറ്റമാണ് കോൺഗ്രസിൽ നടപ്പാക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ കാണാൻ പോകുന്നത് ഇനി ഇത്തരത്തിലുള്ള പുതിയ കോൺഗ്രസിനെ ആണ്. പാർട്ടിയിൽ കൃത്യമായ അച്ചടക്കവും, ഉത്തരവാദിത്വ നിർണയവും നടപ്പാക്കിയാകും മുന്നോട്ടുപോകുക എന്നും അദ്ദേഹം സൂചിപ്പിച്ചു. രാമപുരത്ത് കാറും .ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്ക് പാലാ:രാമപുരത്ത് കാറും ,ബൈക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.രാമപുരം അമ്പലം ജങ്ഷനും ,പോലീസ് സ്റ് പാലയ്ക്കടുത്ത് പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം ഹൈവേയിൽ മുഴുവൻ നോട്ട് കെട്ടുകൾ കിട്ടിയവർ, കിട്ടിയവർ വാരിയെടുത്തു കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം ചില വീടുകളുടെ ഭിത്തി വിണ്ടുകീറി ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ഈരാറ്റുപേട്ട അമ്പാറനിരപ്പേൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. അമ്പാറ നിരപ്പേൽ പുതുപ്പറമ്പിൽ റോസമ്മയാണ് തൂങ്ങി മരിച്ചത്. വൈകിട്ടോട കാമുകനെ കാത്തിരുന്ന യുവതി നിരാശയായി പിന്നെ കാട്ടിക്കൂട്ടിയതൊക്കെ സിനിമയെ വെല്ലുന്ന രീതിയിൽ പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു പാലക്കാട്-മുണ്ടക്കയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇടനാട് ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു പാലാ :ഇടനാട്: ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ ഒരു രാത്രി മുഴുവൻ നാടിനെ നടുക്കി :കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി പാലാ :ഒരു രാത്രി മുഴുവനും,നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുക്കം ശാന്തമായ സമാപനമായി.ഇന്നലെ വൈകിട്ടോടെ കെഴ വിമര്‍ശകരെ ബഹുമാനിക്കുന്നു, ദൗര്‍ഭാഗ്യവശാല്‍ വിമർശകരുടെ എണ്ണം ഇപ്പോൾ കുറവാണ്: പ്രധാനമന്ത്രി PM Narendra Modi| COVID vaccine വിമര്‍ശകരെ ബഹുമാനിക്കുന്നു, ദൗര്‍ഭാഗ്യവശാല്‍ വിമർശകരുടെ എണ്ണം ഇപ്പോൾ കുറവാണ്: പ്രധാനമന്ത്രി ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമര്‍ശം ഉന്നയിക്കുന്നവര്‍ക്ക് എതിരായ പരാമര്‍ശങ്ങളും ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നടത്തി. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉത്പാദിപ്പിക്കാത്ത സാഹചര്യം സങ്കല്‍പ്പിക്കൂ. എന്തായിരിക്കും അവസ്ഥ. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമല്ല എന്നകാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഇന്ത്യ സ്വയം പര്യാപ്തമായതുകൊണ്ടാണ് വാക്‌സിനേഷന്‍ ദൗത്യം വിജയിച്ചത്. കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാത്തവരാണ് വിമര്‍ശം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമര്‍ശം ഉന്നയിക്കാന്‍ സത്യസന്ധമായി ഞാന്‍ പറയട്ടെ, വിമര്‍ശകരെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ വിമര്‍ശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ധാരണകളുടെ അടിസ്ഥാനത്തില്‍ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാല്‍ വിമര്‍ശം ഉന്നയിക്കുന്നതിനു മുമ്പ് ഒരാള്‍ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമര്‍ശം ഉന്നയിക്കുന്ന വിഷയത്തില്‍ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തില്‍ പലര്‍ക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് വിമര്‍ശകരെ നഷ്ടപ്പൈറുണ്ട്. വാക്‌സിനേഷന്‍ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കല്‍, മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം വന്‍ വിജയമാക്കിയവരുടെ പരിശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും സമയം വേണ്ടിവരും അദ്ദേഹം പറഞ്ഞു. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യത്തില്‍നിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2020 മെയ് മാസത്തിലാണ് വാക്‌സിനേഷന്‍ ദൗത്യം സംബന്ധിച്ച ആലോചനകള്‍ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്‌സിന്‍ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ കുത്തിവെക്കാന്‍ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു. വാക്‌സിനേഷന്‍ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമെടുത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ദീര്‍ഘകാലം കാത്തിരിക്കുകയോ കൈക്കൂലി നല്‍കുകയോ ചെയ്യേണ്ട ആവശ്യമില്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ സ്വന്തം ഗ്രാമത്തില്‍നിന്ന് എടുത്താലും അടുത്ത ഡോസ് അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തില്‍നിന്ന് കുത്തിവെക്കാനാവും. എല്ലാവര്‍ക്കും ശരിയായ സമയത്ത് ശരിയായ വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവന്‍ സാഹചര്യം കണക്കിലെടുക്കാല്‍, പല വികസ്വര രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ ദൗത്യം ദൗത്യം നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞുവെന്ന് കാണാന്‍ കഴിയും. എന്നാല്‍ രാജ്യത്തിന് സത്‌പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാല്‍ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ നമുക്ക് കോവിഡിനെ നേരിടാന്‍ കഴിഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു. 2014 ല്‍ ആറ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22 എണ്ണത്തിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. 2014 ല്‍ 380 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത്. 560 എണ്ണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ കോവിഡ് പോസിറ്റീവ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ മാർപാപ്പ-പ്രധാനമന്ത്രി കൂടിക്കാഴ്ച: ബി.ജെ.പി. നേതൃത്വത്തോട് സഭ സമരസപ്പെടുന്നുവെന്ന് സത്യദീപം മോദി ഇന്ത്യയിലേക്കു ക്ഷണിക്കുമോ മാർപ്പാപ്പയുടെ കേരള സന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവ സമൂഹം 100 കോടി ഡോസ് വാക്‌സിന്‍ കുത്തിവെപ്പ്: പിന്നാലെ ട്വിറ്ററിലെ പ്രൊഫൈല്‍ചിത്രം മാറ്റി പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ മുഖം മണലിൽ തീർത്ത് അജിത്ത് ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ കോവിഡ് പോസിറ്റീവ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കി; രാജസ്ഥാനില്‍ ഒരാള്‍ അറസ്റ്റില്‍ കശ്മീരിനെ 'തരംതാഴ്ത്തി മുഖ്യമന്ത്രിയെ വെറും എം.എല്‍.എ. ആക്കിയതുപോലെ- ഗുലാംനബി ആസാദ് പാര്‍ലമെന്റിലേക്കുള്ള ട്രാക്ടര്‍ റാലി മാറ്റി; ഡിസംബര്‍ നാല് വരെ മറ്റ് സമരപരിപാടികളില്ല ജേവാര്‍ വിമാനത്താവളം; പദ്ധതി വൈകിയാല്‍ കരാര്‍ കമ്പനിക്ക് പിഴ പ്രതിദിനം 10 ലക്ഷം രൂപ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഏരിയയിലെ ഗോതമ്പറോഡ് ഹല്‍ഖാ പ്രവര്‍ത്തകന്‍ വി. ഇമ്പിച്ച്യമ്മദ് സാഹിബ് റമദാന്‍ 21-ന് തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ അല്ലാഹുവിങ്കലേക്ക് യാത്രയായി. 6 റക്അത്തിന് ഇമാമത്ത് നിര്‍വഹിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ 7-ാം റക്അത്തിന് ഇമ്പിച്ച്യമ്മദ് സാഹിബ് നേതൃത്വം നല്‍കി. സൂറഃ അദ്ദഹ്‌റിലെ 'പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ നാഥന്റെ നാമം സ്മരിക്കുക' എന്ന 25-ാമത്തെ ആയത്തെത്തിയപ്പോഴേക്കും ആ സ്വരം നിലച്ചു. വിളക്കോട്ടില്‍ കര്‍ഷക കുടുംബത്തിലെ മികച്ച കര്‍ഷകനായിരുന്നു പരേതന്‍. ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും പരന്ന വായനയിലൂടെ അദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി. ഖുര്‍ആനും ഹദീസും അക്ഷരങ്ങള്‍ക്കപ്പുറം ആശയങ്ങളിലൂടെ വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഖത്വീബുമാരെയും പ്രസംഗകരെയും ആര്‍ജവത്തോടെ തിരുത്തും. ശാന്തനും സാത്വികനുമായിരുന്ന അദ്ദേഹം പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും സമവായമുണ്ടാക്കാനും മുന്‍പന്തിയില്‍ നിന്നു. ഇസ്‌ലാഹീ കുടംബ പശ്ചാത്തലത്തില്‍നിന്ന് വന്ന അദ്ദേഹം പ്രദേശത്ത് പ്രസ്ഥാനം കടന്നുവന്നപ്പോള്‍തന്നെ മുന്നില്‍ നടന്നു. മന്‍സൂറ ഇസ്‌ലാമിക് ട്രസ്റ്റ് മെമ്പര്‍, മസ്ജിദുല്‍ മഅ്‌വാ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഒരു മകനും 3 പെണ്‍മക്കളുമുണ്ട്. കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത പാലേരി പാറക്കടവ് സ്വദേശിയായ എം.കെ അമ്മദ് ഹാജി മരിക്കുമ്പോള്‍ പ്രായം തൊണ്ണൂറ്. യൗവനത്തിന്റെ തുടിപ്പും ചടുലതയും മനസ്സുമായി മരണം വരെ ദീനീരംഗത്ത് സജീവ സാന്നിധ്യമായി നിലകൊണ്ടു അദ്ദേഹം. പ്രസ്ഥാനത്തിന്റെ എല്ലാ പരിപാടികളിലും മുന്‍പന്തിയിലുണ്ടാകുമായിരുന്നു. ദാരിദ്ര്യം നന്നായി അനുഭവിച്ച ഒരു കാലമുണ്ടായിരുന്നു. മണ്ണില്‍ കഠിനാധ്വാനം ചെയ്ത് പൊന്നു വിളയിക്കുന്ന കര്‍ഷകന്‍ കൂടിയായിരുന്നു. നെല്ല് വിളയുന്ന സമയത്ത് കൊയ്യാന്‍ 'ഞങ്ങളെയും കൂട്ടണ'മെന്ന് നേരത്തേ വീട്ടില്‍ വന്ന് പലരും പറയുന്നതു കാണാം. ഇന്നത്തെ പോലെ പണമായിരുന്നില്ല കൂലിയായി കൊടുക്കാറ്. പകരം 'പത'മായിരുന്നു. മെതിച്ചെടുത്ത നെല്ല് ഒരു പ്രത്യേക അളവു പാത്രം കൊണ്ട് ജോലിക്കാര്‍ക്കും അളന്നുനല്‍കും. തീരെ നടക്കാനാവാത്ത വിധം രോഗശയ്യയിലാവുന്നതുവരെ കുറച്ചകലെയുള്ള മഹല്ലിലെ ജുമുഅത്ത് പള്ളിയില്‍ എല്ലാ നേരവും ജമാഅത്തിന് നടന്നുപോകും. ബാങ്ക് വിളിക്കലും പതിവായിരുന്നു. സുപരിചിതമായ ആ ബാങ്ക്‌വിളി നിലച്ചത് നാട്ടുകാര്‍ വ്യസനത്തോടെയാണ് ഓര്‍ക്കുന്നത്. പ്രായഭേദമന്യേ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തി. പുസ്തകത്താളുകളില്‍നിന്ന് ലഭിക്കാത്ത പഴയകാല അറിവുകള്‍ യുവ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു. തന്നെ കാണാന്‍ വരുന്നവരോട് 'വേദനയില്ലാത്ത മരണത്തിനു വേണ്ടി' പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ട്യൂമറായിട്ടും വല്ലാതെ വേദന അനുഭവിക്കേണ്ടിവന്നില്ല. ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നില്ല. മരണത്തിന്റെ മാലാഖ വാപ്പയെ തേടിയെത്തുമ്പോള്‍ വീട്ടില്‍ ഞങ്ങള്‍ മക്കള്‍ മാത്രമല്ല, പള്ളിയില്‍നിന്ന് സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞെത്തിയവരുമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരിളം പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം വിടപറഞ്ഞത്. കൊറ്റിയോട് ഹല്‍ഖാ നാസിം ടി.കെ അബ്ദുര്‍റഹ്മാന്‍ ഉമരിയടെ ഭാര്യയും സജീവ ഇസ്‌ലാമിക പ്രവര്‍ത്തകയും പൊറ്റശ്ശേരി ഗവ: ഹൈസ്‌കൂള്‍ അധ്യാപികയുമായ സഫൂറ ടീച്ചര്‍ ഒട്ടേറെ നല്ല മാതൃകകള്‍ അവശേഷിപ്പിച്ചാണ് റമദാന്‍ 9-ന് അല്ലാഹുവിങ്കലേക്ക് യാത്രയായത്. മര്‍ഹൂം അബുല്‍ജലാല്‍ മൗലവിയുടെ ജന്മനാടായ കൊറ്റിയോട് പ്രദേശത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പം നിലകൊണ്ട സഫൂറ ടീച്ചര്‍ സ്വന്തം വീട് തന്നെ ഇസ്‌ലാമിക പരിപാടികള്‍ നടത്താന്‍ സ്വയം സജ്ജമാക്കുമായിരുന്നു. പ്രദേശത്തെ പാവങ്ങളെ നിശ്ശബ്ദമായി സേവിക്കുകയും കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും വളരെ ഊഷ്മളതയോടെ പരിപാലിക്കുകയും ചെയ്തു അവര്‍. സര്‍വീസില്‍നിന്ന് ലീവെടുത്ത് രണ്ടു വര്‍ഷം ഗുരുതര രോഗാവസ്ഥയോട് പൊരുതിനില്‍ക്കുമ്പോഴും ഭര്‍ത്താവുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരെയും താനനുഭവിക്കുന്ന കടുത്ത വേദനയുടെ ഒരു പ്രയാസവും പ്രകടിപ്പിക്കാതെയാണ് അവര്‍ അഭിമുഖീകരിച്ചത്. തനിക്ക് അല്ലാഹു തൗബയോടെ ശാന്തമായി യാത്രചെയ്യാന്‍ അവസരം നല്‍കിയിരിക്കുകയാണെന്നും എല്ലാവര്‍ക്കും ഇത് ലഭ്യമാവുകയില്ലെന്നും അതിനാല്‍ എപ്പോഴും തഖ്‌വ മുറുകെപ്പിടിക്കണമെന്നും സ്വന്തക്കാരെയും ബന്ധുക്കളെയും നിരന്തരം ഉദ്‌ബോധിപ്പിച്ചാണ് റമദാനിലെ പുണ്യ രാവില്‍ അവര്‍ യാത്ര പറഞ്ഞത്. മക്കള്‍: സഫ്്വവാന, അഫ്ത്താബ് റഹ്മാന്‍, അതീഖ് റഹ്മാന്‍. കൊാേട്ടി കാളോത്ത് സാമൂഹിക സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു ആലിക്കുട്ടി-സുബൈദ ദമ്പതികളുടെ മകന്‍ ത്വാഹിര്‍ അലി എന്ന കുട്ടിപ്പ. സോളിഡാരിറ്റി ഏരിയാ സെക്രട്ടറിയും നെണ്ടോളി മൊല്ല ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ട്രഷററുമായിരുന്ന എന്റെ ജ്യേഷ്ഠ സഹോദരന്‍ കാളോത്ത് വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലുള്ള വിദ്യാ വായനശാലയുടെ നടത്തിപ്പിലും മുഖ്യപങ്ക് വഹിച്ചു. മാധ്യമം ദിനപ്പത്രവും ഇതര മാധ്യമ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്ത് നാട്ടുകാര്‍ക്കിടിയില്‍ സുപരിചിതനായിരുന്നു. സ്വന്തം പേര് അന്വര്‍ഥമാക്കിയ ശുദ്ധ പ്രകൃതത്തിനുടമയായിരുന്നു അദ്ദേഹം. നമസ്‌കാരാദി ഇബാദത്തുകളിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരുപോലെ ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്, മകള്‍: ഫാത്വിമ ജസ. IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 നീർമാതളം പുരസ്കാരം റെജില ഷെറിന് ജെ.സി.ഐ ക്ക് പുതിയ ഭാരവാഹികൾ മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം വിജയമാക്കിയവരെ ആദരിച്ചു പ്രാദേശിക വാർത്തകൾക്ക് ഇരിങ്ങാലക്കുട ലൈവ് കോം ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എടതിരിഞ്ഞി സ്വദേശി പി.എൻ സന്ദീപ് പൊന്നംപുള്ളി എടതിരിഞ്ഞി കർണാടക യൂണിവേഴ്സിറ്റി ധാർവാഡ്ൽ നിന്നും ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ എടതിരിഞ്ഞി സ്വദേശി പി.എൻ സന്ദീപ് പൊന്നംപുള്ളി. നാരായണൻ, ഭാരതീ നാരായണൻ ദമ്പതികളുടെ മകനും, തൃശ്ശൂർ സ്സെന്റ് തോമസ് കോളേജ് അധ്യാപകനുമാണ് സന്ദീപ്. ഭാര്യ സൗമ്യ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ഹയർ സെക്കണ്ടറി അദ്ധ്യാപികയാണ് . കോവിഡ് പരിശോധന നടത്തിയ കിറ്റുകളും മസ്കുകൾ അടക്കമുള്ള മാലിന്യം പടിയൂർ പഞ്ചായത്തിനു മുന്നിൽ തള്ളിയതായി പരാതി പടിയൂർ പടിയൂർ പഞ്ചായത്തിനു മുന്നിൽ ആശുപത്രി മാലിന്യം തള്ളിയതായി പരാതി. ശനിയാഴ്ച ഉച്ചയോടെയാണ് പോത്താനി സ്വദേശി സന്ദീപ് കോവിഡ് പരിശോധന നടത്തിയ കിറ്റുകളും മസ്കുകൾ അടക്കമുള്ള മാലിന്യം പഞ്ചായത്തിനു മുന്നിൽ കൊണ്ടുവന്നിട്ടതെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ മാധ്യമങ്ങളോട് പറഞ്ഞു.മാലിന്യം എടുത്തു മാറ്റാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും തയ്യാറവത്തിനെ തുടർന്ന് കാട്ടൂർ പോലിസിൽ പരാതി നൽകി. തുടർന്ന് പോലിസ് പഞ്ചായത്തിലെത്തി പരിശോധന നടത്തുകയും മേൽ നടപടികൾ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 15 കോവിഡ് പോസിറ്റീവുകൾ, 107 പേർ ചികിത്സയിൽ ദേശീയ വോളീബോൾ ഫെഡറേഷന്‍റെ അംഗീകാരം റദ്ദാക്കി കേരള വോളീബോൾ അസോസിയേഷൻ അഫിലിയേറ്റ് ചെയ്തിരുന്ന ദേശീയ ഫെഡറേഷന്‍റെ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അറിയിച്ചു. ഫെഡറേഷനെതിരെ ലഭിച്ച പരാതികളിൻമേൽ കൗൺസിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.സസ്‌പെൻഷൻ കാലയളവിൽ ഈ സംഘടന നടത്തുന്ന വോളീബോൾ മത്സരങ്ങൾക്കും, ചാമ്പ്യൻഷിപ്പുകൾക്കും സർട്ടിഫിക്കറ്റുകൾക്കും കേരള സ്റ്റേറ്റ് സ്‌പോപോർട്‌സ് കൗൺസിലിന്‍റെ അംഗീകാരവും മേൽനോട്ടവും ഉണ്ടായിരിക്കില്ലന്നും കൗൺസിൽ അറിയിച്ചു. കേന്ദ്ര യുവജനകാര്യ സ്‌പോർട്‌സ് മന്ത്രാലയം നേരത്തെ ഈ ഫെഡറേഷന്‍റെ അംഗീകാരം റദ്ദാക്കിയിരുന്നു. തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 724 പേര്‍ക്ക് കൂടി കോവിഡ്,119 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 6546 പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു പൂമംഗലം പൂമംഗലം ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഫണ്ട് വിനിയോഗത്തിനായി ഇ ഗ്രാമസ്വരാജ് പോർട്ടൽ ജിയോടാഗിങ്ങിനും മറ്റു അനുബന്ധ പ്രവൃത്തികൾക്കുമായി പ്രൊജക്റ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാർത്ഥി സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് ഡിപ്ലോമ ഇൻ കംപ്യൂട്ടർഅപ്ലികേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ക്രൈസ്റ്റ് കോളേജും അഖിലേന്ത്യാ മാനേജ്‌മന്റ് അസോസിയേഷന്‍ തൃശൂര്‍ ചാപ്റ്ററും ധാരണാപത്രം ഒപ്പ് വച്ചു ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന്‍, ജോബ് ഫെയര്‍, ക്വിസ് മത്സരങ്ങള്‍, പേപ്പര്‍ പ്രസന്റേഷന്‍ മത്സരങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ പരിശീലനം സൗകര്യപ്പെടുത്തുന്നതിനായി അഖിലേന്ത്യാ മാനേജ്‌മന്റ് അസോസിയേഷന്‍ തൃശൂര്‍ ചാപ്റ്ററുമായി ക്രൈസ്റ്റ് കോളേജ് ധാരണ പത്രം ഒപ്പു വച്ചു ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന്‍, ജോബ് ഫെയര്‍, ക്വിസ് മത്സരങ്ങള്‍, പേപ്പര്‍ പ്രസന്റേഷന്‍ മത്സരങ്ങള്‍ എന്നിങ്ങനെയുള്ള തുടർച്ചയായി രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സമരം പൂർണ്ണം, ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള 14 സർവ്വീസുകളും ഇന്നും മുടങ്ങി ഇരിങ്ങാലക്കുട ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. ഇരിങ്ങാലക്കുട ഡിപ്പോയിൽ സമരം ഇന്നും പൂർണമാണ്പണിമുടക്കില്‍ ആകെയുള്ള ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള 14 സർവ്വീസുകളും ഇന്നും മുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വാരാന്ത്യമായതിനാൽ ജോലിക്കും മറ്റുമായി ഇവിടെയെത്തിയവർക്ക് ദീർഘദൂര സർവീസുകൾ മുടങ്ങിയാൽ യാത്രക്ക് മറ്റു ബദൽ മാർഗ്ഗങ്ങൾ തേടേണ്ടതായി വന്നു. ഇരിങ്ങാലക്കുട ഡിപ്പോയിൽ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാർ ശനിയാഴ്ച രാവിലെ സമരം നടത്തി. ചെമ്മണ്ട ശാരദ ഗുരുകുലത്തിൽ സംസ്കൃതം +2 (ഹ്യുമാനിറ്റീസ്) ക്ലാസുകൾ ആരംഭിക്കുന്നു സംസ്കൃതഭാഷാ പ്രചരണരംഗത്ത് നാലുപതിറ്റാണ്ടായി ആഭാരതം പ്രവർത്തിച്ചു വരുന്ന സാമാജിക സേവാ സംഘടനയാണ് സംസ്കൃത ഭാരതി. സംസ്കൃതപഠിതാക്കള്‍ക്ക് സംസ്കൃതഭാഷയിൽ ഉത്തമ അവഗാഹവും വ്യുത്പത്തിയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി സംസ്കൃതഭാരതിയുടെ കീഴിൽ ഏകദേശം ഒരു ദശാബ്ദക്കാലമായി ഇരങ്ങാലക്കുട ചെമ്മണ്ട ഗ്രാമത്തിൽ പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ശാരദാ ഗുരുകുലം ഇരിങ്ങാലക്കുട കേരള വ്യാസ സംസ്കൃത വിദ്യാപീഠം കീഴിലുള്ള ചെമ്മണ്ടയിലെ ശാരദ ഗുരുകുലത്തിൽ ഈ വർഷം മുതൽ കേരള സർക്കാരിനു കീഴിലുള്ള സംസ്കൃതം ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് ശനിയാഴ്ച 7 കോവിഡ് പോസിറ്റീവുകൾ, 87 പേർ ചികിത്സയിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഇടപെടൽ, വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട മെയിന്‍റനൻസ് ട്രൈബ്യുണൽ തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച 489 പേര്‍ക്ക് കൂടി കോവിഡ്,433 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4557 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന് ഗുരുതര രോഗം ബാധിച്ച് ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു ടിഷ്യു കൾച്ചർ വാഴ തൈ വിതരണം ചെയ്യുന്നു ‘മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം ‘ വിജയമാക്കിയവരെ ആദരിച്ചു ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്ത് വെള്ളിയാഴ്ച 13 കോവിഡ് പോസിറ്റീവുകൾ, 92 പേർ ചികിത്സയിൽ ഉണ്ണായിവാരിയർ സ്മാരക കലാനിലയം മുൻ പ്രസിഡന്റ് രാജഗോപാലിന്‍റെ മൂന്നാം ചരമവാർഷിക ദിനം കലാനിലയത്തിൽ ആചരിച്ചു സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനെ ആയുധമാക്കുന്നു – കെ ജി.ശിവാനന്ദൻ ബി.ജെ.പിയിൽ പുതിയ സംഘടനാ സംവിധാനം – ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയും ആളൂർ മണ്ഡലം പ്രസിഡണ്ടായി പി എസ് സുഭീഷും ചുമതലയേറ്റു തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച 511 പേര്‍ക്ക് കൂടി കോവിഡ്,502 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4995 തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി, പി.ജി സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു ‘കൂടെ’ പ്രോജക്ടിന്‍റെ ഉദ്ഘാടനവും 72 ഭിന്നശേഷി കുട്ടികൾക്കുള്ള സഹായഹസ്തവും നടത്തി ഇന്ത്യൻ പ്രീമിയർ ലീഗ് 13- ആം സീസണിലെ രണ്ടാം ഘട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നുമായി അഞ്ച് വിജയം നേടിയ ഡൽഹി ക്യാപിറ്റൽസ് പത്ത് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് വിജയങ്ങൾ നേടിയ രാജസ്ഥാൻ ആറു പോയിന്റുമായി നിലവിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. അതേസമയം തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം നേടിയ വിജയത്തിന്റ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെ നേരിട്ട അതേ ടീമിലാണ് രാജസ്ഥാൻ ഇക്കുറിയും ഇറങ്ങുന്നത്. ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സും കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ തെവാത്തിയയുമാണ് രാജസ്ഥാന്റെ പ്രതീക്ഷ. അതേസമയം കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധ്യമാകാതിരുന്ന സ്റ്റോക്സ് ഇത്തവണ മികച്ച ഫോമിൽ എത്തുമെന്നാണ് രാജസ്ഥാൻ കരുതുന്നത്. സഞ്ജു സാംസൺ ടീമിലെ നില ഭദ്രമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് മലയാളികളും. മത്സരത്തിനൊരുങ്ങുന്ന ഡൽഹിയിലെ പ്രമുഖ താരങ്ങളുടെ പരിക്ക് ടീമിനെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. സീസണില്‍ നേരത്തെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹിയാണ് വിജയം നേടിയത്. ഡല്‍ഹി ഉയര്‍ത്തിയ 185 ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 138 റണ്‍സിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസ് ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ ബെൻ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ് ഗോപാൽ, കാർത്തിക് ത്യാഗി, ജയ്ദേവ് ഉനദ്കട്. താങ്കളുടെ കടുത്ത ആരാധകൻ- യുവരാജ് സിംഗിനൊപ്പമായുള്ള അവിസ്മരണീയ നിമിഷം പങ്കുവെച്ച് ടൊവിനോ തോമസ് ഒടുവിൽ സ്മൃതി മന്ദാനയും ചുവടുവെച്ചു; സോഷ്യലിടങ്ങളിൽ തരംഗമായി ക്രിക്കറ്റ് താരങ്ങളുടെ നൃത്തം ഐപിഎല്‍: കൊല്‍ക്കത്തയെ തകര്‍ത്ത് വിജയകിരീടം ചൂടി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല! പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ് ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ 151രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാന്‍ അവതരിപ്പിച്ചു. അഭിനന്ദന്‍-151 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലി ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ഷോപ്പിംഗ് ഡെയ്‌സ് വീണ്ടുമെത്തുന്നു. മെയ് 15മുതല്‍ 19വരെയാണ് വാള്‍മാര്‍ട്ടിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ബിഗ് ഷോപ്പിംഗ് ഡെയ്‌സ് ഫ്ലിപ്പ്കാര്‍ട്ട് ,ബിഗ് ഷോപ്പിംഗ് ഡെയ്‌സ്,flipkart, big shopping days ബിഎസ്എന്‍എല്‍ വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ മള്‍ട്ടിപ്പിള്‍ റീജിയണില്‍ ഒഴിവാക്കി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 333രൂപ, 444രൂപ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ ഒഴിവാക്കുന്നു. രണ്ട് റീചാര്‍ജ്ജ് പ്ലാനുകളും 2017ല്‍ തുടങ്ങിയതാണ്. 666രൂപയുടെ പ്രീപെയ്ഡ് പ്ലാനിന ആമസോണില്‍ സമ്മര്‍ സെയില്‍ മെയ് 4മുതല്‍ 7വരെ മെയ് ആദ്യവാരം സമ്മര്‍സെയില്‍ ആരംഭിക്കുകയാണ് ആമസോണ്‍ മെയ് 4ന് ആരംഭിച്ച് 7ന് അവസാനിക്കും. ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് സെയില്‍ മെയ് 3 ഉച്ചയ്ക്ക് 12മണിക്ക് ലഭ്യമാകും. ആമസോ ജിയോ ജിഗാഫൈബര്‍ കോമ്പോ പ്ലാന്‍ 600 രൂപ മാസം റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ കൊമേഴ്‌സ്യലി ഇനിയും ലോഞ്ച് ചെയ്തിട്ടില്ല. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട റീജിയനുകളില്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന തിരുവനന്തപുരം Nov 8 സംസ്‌ഥാനത്തെ ലഹരിമുക്‌തമാക്കാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച ‘വിമുക്‌തി’ പദ്ധതി വെള്ളാനയായി മാറുന്നു. നാടെങ്ങും ഉദ്‌ഘാടനങ്ങളല്ലാതെ, ലക്ഷ്യം കൈവരിക്കാന്‍ ഒന്നും ചെയ്യുന്നില്ല. വിമുക്‌തി രൂപീകരിച്ചശേഷവും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍. കൊട്ടിഘോഷിച്ച്‌ ഉദ്‌ഘാടനം ചെയ്‌ത വിമുക്‌തിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന 90 ദിനപരിപാടികളിലും പ്രധാന ഇനം ഉദ്‌ഘാടനങ്ങളും സെമിനാറുകളും മാത്രം. ഇതിനായി 66 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്‌. പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനപദ്ധതികളിലൊന്നാണു വിമുക്‌തി. 2016 നവംബറില്‍ തുടക്കം കുറിച്ചെങ്കിലും നാളിതുവരെ മദ്യം, മയക്കുമരുന്ന്‌ ഉപഭോഗത്തില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. മയക്കുമരുന്ന്‌ കേസുകളില്‍ വന്‍വര്‍ധനയും രേഖപ്പെടുത്തി. പിണറായി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ സംസ്‌ഥാനത്തെ പഞ്ചനക്ഷത്ര ബാറുകളൊഴികെ ബാക്കിയെല്ലാം പൂട്ടിക്കിടക്കുകയായിരുന്നു. ബിയര്‍ പാര്‍ലറുകള്‍ മാത്രമാണുണ്ടായിരുന്നത്‌. ബിവറേജസ്‌ കോര്‍പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ പ്രതിവര്‍ഷം 5% വീതം അടച്ചുപൂട്ടണമെന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ നയം. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നശേഷം അതും റദ്ദാക്കി. പകരം ബിവറേജസ്‌ വിറ്റുവരവിന്റെ വിഹിതം ഉള്‍പ്പെടുത്തി വിമുക്‌തി പദ്ധതി രൂപീകരിച്ചു. 519 ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മയക്കുമരുന്ന്‌ കേസുകളിലും വന്‍വര്‍ധനയുണ്ടായി. ഇതിനിടെയാണു കോടികള്‍ മുടക്കി 90 ദിവസം നീണ്ടുനില്‍ക്കുന്ന ഉദ്‌ഘാടന-ബോധവത്‌കരണ മഹാമഹം ആരംഭിച്ചത്‌. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിയോടനുബന്ധിച്ച്‌, അദ്ദേഹത്തിന്റെ രക്‌തസാക്ഷിത്വദിനമായ ജനുവരി 30 വരെ നീളുന്നതാണു പരിപാടി. എന്നാല്‍, ഉദ്‌ഘാടനങ്ങളല്ലാതെ ലഹരി/മദ്യാസക്‌തരെ കണ്ടെത്തി മോചിപ്പിക്കാനുള്ള ഒരു പരിപാടിയും ആവിഷ്‌കരിച്ചിട്ടില്ലെന്നാണു വ്യാപകപരാതി. വിമുക്‌തി പദ്ധതി ആവിഷ്‌കരിച്ചശേഷം ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെവരെ കൊണ്ടുവന്ന്‌ പരിപാടികള്‍ നടത്തി. എന്നാല്‍, സെമിനാറുകള്‍ക്കപ്പുറം ക്രിയാത്മകമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. തദ്ദേശസ്‌ഥാപനങ്ങളുമായി ചേര്‍ന്ന്‌ ലഹരിമുക്‌തി പരിപാടികള്‍ നടപ്പാക്കുന്നില്ല. ഓരോവര്‍ഷവും ബോധവത്‌കരണത്തിന്റെ പേരില്‍ കോടികള്‍ മുടക്കുന്നതു മാത്രം മിച്ചം. പദ്ധതി നടപ്പാക്കേണ്ട എക്‌സൈസ്‌ വകുപ്പിന്‌ അതിനുള്ള സംവിധാനങ്ങളില്ല. എല്ലാ ജില്ലയിലും അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണര്‍മാരെ പദ്ധതി മാനേജര്‍മാരായി നിയമിച്ചിട്ടുണ്ട്‌. എന്നാല്‍, അവര്‍ക്ക്‌ ഓഫീസോ വാഹനമോ മറ്റു സൗകര്യങ്ങളോ അനുവദിച്ചിട്ടില്ല. ശമ്പളം പോലും തീരുമാനിച്ചതു കഴിഞ്ഞമാസമാണ്‌. സ്‌ഥിരം നിയമനത്തിനു പകരം ഡെപ്യൂട്ടേഷന്‍ നിയമനമാണ്‌. ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മിഷണര്‍ ഓഫീസുകളില്‍ അനുവദിച്ചിട്ടുള്ള 6-7 തസ്‌തികകള്‍ക്കു പുറമേ നാലും അഞ്ചും പേര്‍ സ്‌പെഷല്‍ ഡ്യൂട്ടി എന്ന പേരില്‍ സുഖവാസം അനുഭവിക്കുമ്പോഴാണു വിമുക്‌തിക്ക്‌ ഈ ഗതികേട്‌. 5000 ജീവനക്കാര്‍ മാത്രമുള്ള എക്‌സൈസ്‌ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ ബാധിക്കുന്നുണ്ട്‌. വര്‍ഷം മദ്യവില്‍പ്പന ബിയര്‍ വില്‍പ്പന ബിവറേജസ്‌ വിറ്റുവരവ്‌ Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് തുള്ളികൊരു കുടം പെയ്യുന്ന ഒരു സന്ധ്യക്കാണ് ബാലേട്ടന്‍ വീട്ടിലേക്ക് കയറി വന്നത്. ഇറക്കമുള്ള കുപ്പായത്തിന്റെ കീശയില്‍ നിന്നും തൂവാലയെടുത്ത്, ശിരസ്സില്‍ പതിച്ച വെള്ളം തുവര്‍ത്തി നനഞ്ഞ് നില്‍ക്കുന്ന ബാലേട്ടനെ കണ്ട് അരുന്ധതി ടീച്ചര്‍ അമ്പരന്നു. തുണി സഞ്ചി തോളില്‍ നിന്നെടുത്ത് മടിയില്‍ വച്ച് ദിവാന്‍ കോട്ടിന്റെ ഒരറ്റത്ത് അയാളിരുന്നു പത്ത് നാല്പ്പത് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വരവ് ഹാ! ഈ അനുജത്തിയെ തേടി ഇപ്പോഴെങ്കിലുമെത്തിയല്ലോ ഈ ബാലേട്ടന്‍ . അച്ഛന്റെ അന്ത്യാഭിലാഷമായിരുന്നു മോനെയൊന്നു കാണണമെന്ന് അമ്മ പലവട്ടം കത്തയച്ചു ആളെ വിട്ടു. വന്നില്ലല്ലോ. അന്ന് ഉറ്റവരെ ഉപേക്ഷിച്ചും നാടും വീടും ത്യജിച്ചും പ്രശസ്തിയിലേക്കുള്ള പാച്ചിലായിരുന്നു ഒടുവില്‍ ചിതാഗ്നി പകരാനെങ്കിലും എത്തണേയെന്ന് അമ്മ മനമുരുകി പ്രാര്‍ത്ഥിച്ചു. അന്ന് എന്തൊരഹന്തയായിരുന്നു പ്രശസ്തിയുടെ പണത്തിന്റെ, പകയുടെ…. ഒരു പ്രദേശം മുഴുവനുമുള്ള ഭൂസ്വത്ത്, സ്വന്തം കെട്ടിടങ്ങള്‍, നാട്ടുകാരുടെ പ്രിയങ്കരനായ കേശവന്‍ മാഷിന് ഒരു പലചരക്ക് കടയുണ്ടായിരുന്നു നാല്‍ക്കവലയില്‍ കോളേജില്‍ പഠിച്ചിരുന്ന ചേട്ടനപ്പോള്‍ ലൈബ്രറി പ്രവര്‍ത്തനവും പ്രസംഗവുമായി നാട് ചുറ്റി നടന്നപ്പോള്‍ അച്ഛന്‍ ആവലാതിയായിരുന്നു. മോനെ ഡോക്ടറാക്കണം അച്ഛന് അതായിരുന്നു ആശയെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. സ്കൂള്‍ പഠിപ്പ് കാലത്ത് താന്‍ കവിതകളെഴുതിയിരുന്ന കാര്യം അരുന്ധതി ടീച്ചറോര്‍ത്തു അച്ഛന്റെ പലചരക്ക് കടയിലെ അരിച്ചാക്കിനു മേലിരുന്ന് കുഞ്ഞ് അരുന്ധതി കവിതകളെഴുതി. കടയിലെ റാഫേലേട്ടന്‍ നല്‍കുന്ന തുണ്ട് കടലാസുകളില്‍ കവിതകള്‍ നിറഞ്ഞു. പൂക്കളൂം പൂമ്പാറ്റകളും മാത്രമല്ല മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം കുഞ്ഞരുന്ധതിയുടെ ഭാവനയില്‍ നിന്നും കുഞ്ഞലകളുയര്‍ത്തി കാവ്യകല്ലോലങ്ങളായൊഴുകി കുഞ്ഞു കവിതകള്‍ റാഫേലേട്ടന്റെ കണക്കു പുസ്തകത്തിന്റെ താളുകളില്‍‍ ഒളിപ്പിച്ചു. ” അക്കാര്യം ഞാനേറ്റു മോളെഴുതിക്കോ ” കവിതയെഴുതുന്ന കാര്യം അച്ഛനറിയരുതെന്ന് റാഫേലേട്ടനെ ചട്ടം കെട്ടും. കപ്പലണ്ടികേക്കും പൊരിച്ചുണ്ടയും നല്‍കി അരുന്ധതിയുടെ കവിതാ ചാതുരിയെ റാഫേലേട്ടന്‍ പോഷിപ്പിച്ചു. വീട്ട് വളപ്പിലെ മാവിന്റെ തൂശാന്‍ കൊമ്പത്ത് അച്ഛന്‍ കാണാതെ ഒളിവില്‍ പാര്‍ത്തിരുന്ന് ബാലേട്ടന്‍ പരീക്ഷക്കു പഠിച്ചു. മൊന്തയില്‍ അമ്മ തന്നയക്കുന്ന ചൂടന്‍ ചായയും പലഹാരങ്ങളും കുഞ്ഞനുജത്തി മാവില്‍ വലിഞ്ഞ് കയറി മുകളിലെത്തിച്ച് ഏട്ടന്റെ പട്ടിണിയകറ്റാന്‍ പണിപ്പെട്ടു. വീട്ട് വളപ്പിലെ വാകമരക്കൊമ്പില്‍ കുയില്‍ മെല്ലെ മെല്ലെ ശ്രുതി താഴ്ത്തുമ്പോള്‍ വയല്‍ വരമ്പിനപ്പുറത്ത് മേലേടത്ത് മനയിലെ രജ്ഞിനിച്ചേച്ചിയുടെ വയനിലില്‍ തന്ത്രികളുണരും. അപ്പോള്‍ ബാലേട്ടന്‍ പാഠപുസ്തകം അടച്ചു വെക്കും നോട്ടു പുസ്തകത്തില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് പേന പിടിച്ചിരിക്കുന്നതും, വയലിനില്‍ നിന്നുതിരുന്ന രാഗത്തിനൊപ്പം മൂളുന്നതും എഴുതുന്നതും കാണാം. വലിനില്‍ പാട്ട് തീരുമ്പോള്‍ ബാലേട്ടന്റെ എഴുത്തും തീര്‍ന്നിട്ടുണ്ടാകും. കടലാസ് മടക്കി ജനത വായനശാലയില്‍ നിന്നും വായിക്കാനെടുത്ത പുസ്തകത്തില്‍ ഒളീപ്പിച്ച് വെച്ച് തന്നെ പതുക്കെ വിളിച്ച് ആരതിക്കുട്ടി ഈ ലൈബ്രറി രജ്ഞിനിക്ക് കൊടുത്തിട്ട് വരു എന്ന് പറയും. ഒരു ദിവസം സ്കൂളില്‍ നിന്നും വരും വഴി പലചരക്ക് കടക്കാരന്‍ റാഫേല്‍ അരുന്ധതിക്ക് ഒരു പുസ്തകം സമ്മാനിച്ചു ഒരു പുത്തന്‍ പുസ്തകം നിറയെ കവിതകള്‍ ബാലകൃഷ്ണന്റെ കവിതകള്‍ എന്ന് പുസ്തക പേര്. അരുന്ധതി കവിതകള്‍ ഓരോന്നായി വായിച്ചു അരിമണി കൊറിച്ച് ചാക്കിന്‍ മുകളിലിരുന്ന് വെറുതെ സമയം കളയുമ്പോള്‍ എഴുതിയ വരികള്‍ . റാഫേലേട്ടന്റെ കണക്കു പുസ്തകത്തില്‍ ഒളിപ്പിച്ചു വച്ച അതേ പാട്ടുകള്‍. അരുന്ധതി പാദാദികേശം വിറകൊണ്ടു. പുസ്തകത്തില്‍ പുറംചട്ടയില്‍ ബാലേട്ടന്റെ പടം. ഏട്ടനല്ലേ എഴുതിക്കോട്ടെ പക്ഷെ അതല്ല ഒരു വാക്ക് പറയാമായിരുന്നില്ലേ ബാലേട്ടന്? ഒന്നു ചോദിക്കാമായിരുന്നില്ലേ റാഫേലേട്ടന്? അതായിരുന്നു അന്ന് ആ കുഞ്ഞു മനസിലെ ആത്മനൊമ്പരം . പുസ്തകം ചുരുട്ടി റാഫേലിന്റെ മുഖത്തേക്ക് ആഞ്ഞെറിയുമ്പോള്‍ അരുന്ധതി കരഞ്ഞു. ” എടാ റപ്പായി നിന്നെപ്പിന്നെ കണ്ടാളാമെടാ” ” ആരതിക്കുട്ടി, കവിതയുണ്ടാക്കിയിട്ടു കാര്യമില്ല മോളെ. ഇതിനു പിടിപാടു വേണം ബാലനെ കണ്ട് പഠിക്ക്. മോള്‍ നോക്കിക്കോ ബാലകൃഷ്ണന്‍ ഈ നാട്ടിലെ വലിയ കവിയാകും” റാഫേല്‍ പിന്നെയും ചിരിച്ചു. അരുന്ധതി പിന്നെയും എഴുതി. ആരും കാണാതെ. എഴുതി ഒരു നോട്ടു പുസ്തകം നിറഞ്ഞൂ പഠിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാ മതി എന്ന് പറയുന്ന അച്ഛന്‍ കവിതാ പുസ്തകം കണ്ടാല്‍ ശകാരിക്കും ചെലപ്പോ കീറീം കളയും കവിതകള്‍ എഴുതിയ പുസ്തകം സൂക്ഷിക്കാന്‍ സുരക്ഷിതമായ സ്ഥലം രജ്ഞിനിച്ചേച്ചിയാണ്. തന്റെ കവിതകളോട് പ്രിയമായിരുന്നു രജ്ഞിനിച്ചേച്ചിക്ക് ആ വരികള്‍ വയലിനില്‍ വായിച്ച് രജ്ഞിനിച്ചേച്ചി പാടുമായിരുന്നു. ” ബാലേട്ടനെ പോലെ നിനക്കും ഒരു കവിത പുസ്തകമിറക്കിക്കൂടെ ആരതി?” ” വേണ്ട അച്ഛനെ പിണക്കെണ്ട. പുസ്തകമിറക്കല്‍ അത്രക്കു വല്യ കാര്യമൊന്നുമല്ല ” അച്ഛന്റെ ഹിതം നോക്കാതെ ബാലേട്ടന്‍ പാട്ടുകള്‍ എഴുതി വാരികകളീലൂടെയും കാവ്യകൃതികളിലൂടെയും ബാലകൃഷ്ണനെ നാടറിഞ്ഞു. മഴ തോര്‍ന്നിട്ടില്ല മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റില്‍ മുറ്റത്തെ മാവിന്റെ ശിഖരങ്ങള്‍ പിളര്‍ന്നു വീഴുന്നു. ” ബാലേട്ടാ നോ സെന്റിമെന്റെന്‍സ്. അച്ഛനുമമ്മക്കും സ്നേഹമായിരുന്നു ബാലേട്ടനോട്. മരിക്കും വരെ. അവര്‍ സന്തോഷിക്കുകയാവും ഈ വളര്‍ച്ചയില്‍” ” നിന്റെ കവിതയില്‍ നിന്നുമാണല്ലോ എന്റെ തുടക്കം. പിന്നെ കുറെ എഴുതി പുസ്തകങ്ങളായി, പ്രശസ്തിയായി. പക്ഷെ അത് പറയാനല്ല ഞാന്‍ വന്നത്” ” ഒരു മഹാപ്രളയവും കഴിഞ്ഞു. പുണ്യപാപങ്ങളെല്ലാം കഴുകി തുടച്ച് പൊയ്ക്കഴിഞ്ഞു ഇനിയെങ്കിലും ജനിച്ച മണ്ണിലൂടെ പകല്‍ വെട്ടത്തില്‍ ഒന്നു നടന്നു കൂടെ ബാലേട്ടന്?” ” രജ്ഞിനിയുടെ കൈ പിടിച്ച് നാട് വിട്ട ആ ദിവസം അരുന്ധതിയെ കണ്ടിട്ടാണ് പോയത്. ഓര്‍ക്കുന്നുണ്ടോ അന്ന് രണ്ട് വളകളൂം മാലയും ഊരി എന്റെ കീശയിലിട്ട് കൊണ്ട് നീ പറഞ്ഞു ഇത് എന്റെ സ്വന്തം ഏട്ടത്തിയാണ് നോക്കിക്കൊളളണം എന്ന് ” ”നിങ്ങള്‍ പോയി അച്ഛന്‍ എന്നെ മുറിയില്‍ അടച്ചിട്ടു തല്ലി. ചത്തില്ലെന്നു മാത്രം. പിന്നെയൊന്നും ബാലേട്ടനറിഞ്ഞില്ലല്ലോ ഞങ്ങളൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ അതോ മണ്മറഞ്ഞോ ഒന്നും അറിയാനിട വന്നിട്ടില്ലല്ലോ” ” വീടിനു ഞാനുണ്ടാക്കിയ നാണക്കേടുകള്‍, തറവാട് കുളം തോണ്ടിയത്, കഥകള്‍ ഇനിയുമുണ്ടാകും അരുന്ധതിക്കു പറയാന്‍ അല്ലേ?” ” എവിടെ നിന്റെ മോള്‍ മാമന്‍ വന്നിരുന്നുന്നെന്ന് അവളോടൂ പറയണം ” സഞ്ചിയില്‍ നിന്നും ഒരു കൂട് ബിസ്ക്കറ്റും ഒരു പുസ്തകവുമെടുത്ത് ടീപ്പോയില്‍ വെച്ചിട്ട് മുറിയില്‍ നിന്നിറങ്ങി കുടയുമെടുത്ത് നിവര്‍ത്തി ഇരുട്ടില്‍ പെയ്യുന്ന മഴയിലൂടെ ബാലകൃഷ്ണന്‍ നടന്നകന്നു അച്ചടി മഷിയുടെ മണം മാറാത്ത ആ പുസ്തകം അരുന്ധതി കയ്യിലെടുത്തു. പൂമുഖപ്പടിയിലിരുന്നു മഴക്കാഴ്ചകള്‍ കാണുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം പുസ്തക ചട്ടയില്‍. അരുന്ധതി താളുകള്‍ ഓരോന്നായി‍ മറിച്ചു താളുകളില്‍ മഴ ചൊരിയുന്നു. മഴയോടൊപ്പം വയലിന്റെ സംഗീതവും പെയ്യുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തിനപ്പുറത്ത് നിന്നും ഒരു ഗായിക പാടുന്നു. Previous articleവി .രവികുമാറിന്റെ പരിഭാഷയിൽ ജ്യോത്സ്ന മിലന്റെ എട്ട് കവിതകള്‍ Next articleസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട് വസന്തത്തിന്റെ ഓര്‍മ്മക്ക് എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 ലഭിച്ചു. ഭാര്യ വി.വി.സിന്ധു അധ്യാപിക മക്കള്‍ ഹരിശങ്കര്‍, ഗൗരിലക്ഷ്മി വിദ്യാര്‍ത്ഥികള്‍ വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439 ശ്രീ മുത്തപ്പൻ – പുരാവൃത്തവും അനുഷ്‌ഠാന ശബ്‌ നോവലിസ്റ്റ് നൂറനാട് ഹനീഫ് പുരസ്‌കാരം ഷിനിലാലിൻ്റെ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം വിജേന്ദർ സിംഗ് പ്രണയം സംബന്ധമായ ജാതകം വിജേന്ദർ സിംഗ് തൊഴിൽ സംബന്ധമയ ജാതകം വിജേന്ദർ സിംഗ് ജനന ജാതകം/ ജനന ചാർട്ട്/ ജാതകം നിങ്ങൾ ഗണ്യമായ പ്രവർത്തി കാഴ്ച്ചവെക്കുന്ന വ്യക്തിയാണ്. നിങ്ങൾ ഒരിക്കലും നിശ്ചലമാവുകയില്ല. നിങ്ങൾ എപ്പോഴും പദ്ധതികൾ മിനയുകയും കൂടാതെ നിങ്ങൾക്ക് ഒട്ടും സഹിക്കുവാൻ പറ്റാത്ത ഒന്നാണ് ഉദാസീനത. സ്വേച്ഛത നിങ്ങളിൽ സംഷിപ്തമാണ്, കൂടാതെ സ്വാതന്ത്ര്യത്തിന്‍റെ പ്രസരിപ്പ് നിങ്ങളിൽ ഉറച്ചരീതിയിൽ നിക്ഷിപ്തമായിരിക്കുന്നു. പ്രകടിപ്പിക്കാവുന്നതിലും കൂടുതൽ വിദ്വേഷം മറ്റുള്ളവരുടെ ഇടപെടലിൽ നിങ്ങൾക്കുണ്ടാകുന്നു, എന്നുമാത്രമല്ല നിങ്ങൾ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്ന ഒരു ഗുണമാണ് സ്വാതന്ത്ര്യം- പ്രവർത്തിയിൽ മാത്രമല്ല ചിന്തയിലും ഉള്ള സ്വാതന്ത്ര്യം.കാര്യങ്ങളുടെ യഥാർത്ഥ പ്രകൃതത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നു. ഇത് വിശാലമായ വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കും. വളരെ വിദഗ്ദ്ധമായ യുക്തി നിങ്ങൾ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ പുതിയ മാർഗ്ഗങ്ങൾ രൂപപ്പെടുത്തുകയോ ചെയ്തേക്കാം. എന്ത് തന്നെ ആയാലും, നിങ്ങളുടെ മഹത്വത്താൽ ലോകം ഒരു പടി മുന്നോട്ട് വയ്ക്കും.സത്യസന്ധതയിൽ, ആ പദത്തിന്‍റെ പൂർണ്ണ അർത്ഥത്തിൽ തന്നെ, നിങ്ങൾ മികച്ച നേട്ടം കൈവരിക്കും. ഉദ്ദിഷ്ടകാര്യങ്ങളിലും, സംഭാഷണത്തിലും, അതുപോലെ തന്നെ സാമ്പത്തിക കാര്യങ്ങളിലും നിങ്ങളുടെ സുഹൃത്തുക്കൾ സത്യസന്ധരായിരിക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു.മറ്റുള്ളവരോട് നിങ്ങൾ ഇടപെടുന്ന രീതിയാണ് നിങ്ങളുടെ ദൗർബല്യം. കഴിവുകേട് സഹിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല, കൂടാതെ നിങ്ങളുമായി നേർക്കുനേരെ കാണുവാൻ കഴിയാത്തവരെ പ്രതീക്ഷിക്കാവുന്നതിലും തീരെ പുച്ചത്തോടെ കൃത്യമായി നിരൂപിക്കും. നിങ്ങളാൽ നിരാകരിക്കപ്പെടുന്നവരോട് കൂടുതലായ കാരുണ്യവും ക്ഷമയോടുമുള്ള കാഴ്ച്ചപ്പാട് പരിപോഷിപ്പിക്കുന്നതിൽ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്ത് വിലകൊടുത്തിട്ടായാലും, പരിശ്രമിക്കുന്നത് വളരെ മൂല്യവത്തായിരിക്കും. Vijender Singh സന്തോഷത്തിന്റേയും, സഫലീകരണത്തിന്റെയും ജാതകം നിങ്ങൾ വിവേക സ്വഭാവമുള്ള വ്യക്തിയാണ്, ജീവിതത്തിലെ വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. പഠനത്തിലെ തടസ്സങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരും പക്ഷേ ഭീതിയില്ലാതെ തന്നെ എല്ലാ സാഹചര്യങ്ങളും നേരിടും. കൂടുതൽ കൂടുതൽ അറിവ് നേടുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം, വിജയത്തിന്റെ കോണിലൂടെ കയറാൻ സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ ഏകാഗ്ര നൈപുണ്യത്താൽ മാത്രം നിങ്ങൾ പഠനത്തിൽ ഭാഗ്യവാനാണെന്ന് തെളിയിക്കും. ചില സന്ദർഭങ്ങളിൽ, ചില കാര്യങ്ങൾ ഓർക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നാം, എന്നാൽ കഠിനമായി ചിന്തിച്ചെടുക്കാൻ ശ്രമിച്ചാൽ എല്ലാം വ്യക്തമാകും. നിങ്ങളുടെ സ്വഭാത്തിലെ ഈ വശം പഠന മണ്ഡലത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും.മനോരാജ്യത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങൾ. വളരെ പെട്ടെന്ന് പ്രതികരിക്കും, നിങ്ങളിൽ മിക്കവരും അപകർഷതാബോധമുള്ളവരാണ്, പരസ്പര ബന്ധമില്ലാത്ത സംഭവങ്ങളെ വ്യക്തിഹത്യയായി എടുത്തുകൊണ്ട് അപമാനിക്കപ്പെട്ടതായി കരുതും. മയക്കു മരുന്നിലോ മദ്യത്തിലോ നിങ്ങൾ മുഴുകരുത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, എന്തെന്നാൽ ഇവ നിങ്ങളുടെ അവ്യക്തത കൂട്ടും. നിങ്ങൾ നിങ്ങളോടും മറ്റുള്ളവരോടും സത്യസന്ധത പുലർത്തണം, കഴിയുന്നത്ര യാഥാർത്ഥ്യവാദിയാകുവാൻ ശ്രമിക്കണം എന്തെന്നാൽ യാഥാർത്ഥ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുവാനുള്ള പ്രവണത നിങ്ങൾക്കുണ്ട്. സംഗീതം, നിറങ്ങൾ, പ്രകൃതി എന്നിവ അമിത പ്രതികരണ ശീലത്തെ മൃദുലമാക്കുവാൻ അനുകൂലമാണ്. Vijender Singh ജീവിത ശൈലിയുടെ ജാതകം ലക്ഷ്യം നിശ്ചയിക്കുവാനും അവ നേടുവാനും കുട്ടികൾ നിങ്ങൾക്ക് അതിശക്തമായ പ്രചോദനം നൽക്കും. നിങ്ങൾക്ക് അവരോട് ഉത്തരവാദിത്വം തോന്നുകയും ഒരിക്കലും അവരെ വിഷമിപ്പിക്കുകയും ഇല്ല. ഈ പ്രചോദന ഘടകത്തെ അതിന്‍റെ പൂർണ്ണ രീതിയിൽ വിനിയോഗിക്കുക, ഉത്തരവാദിത്വത്തിന്‍റെ അവബോധത്താൽ നിങ്ങൾക്ക് ഇഷ്ടമല്ലാത്ത മേഘലയിലേക്ക് നിങ്ങളുടെ പ്രയത്നത്തെ തിരിച്ചുവിടാതെ നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുക. പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ കെ. സുരേന്ദ്രനെ പിന്നിലാക്കി സി.പി.എമ്മിലെ കെ.യു ജനീഷ് കുമാര്‍ ലീഡ് ചെയ്യുന്നു. കായംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബു പിന്നിലാണ്. പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ ലീഡ് ചെയ്യുന്നു. നിലവിൽ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്. പാലക്കാട് ഇ ശ്രീധരനും നേമത്ത് കുമ്മനം രാജശേഖരനുമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. തൊടുപുഴയിൽ പി ജെ ജോസഫ് മുന്നിൽ. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തൊടുപുഴ മണ്ഡലത്തിൽ എങ്ങനെ വന്നാലും പി.ജെ. ജോസഫ് 15000- 20,000 വരെ ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് അവരുടെ നിഗമനം. തവനൂരില്‍ ഇടത് സ്ഥാനാർത്ഥി കെ ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണീ നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മുസ്തഫയാണ് ലീഡ് ചെയ്യുന്നത്. വേങ്ങരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 47 വോട്ടുകള്‍ കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്നുണ്ട്. മങ്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി കെ റഷീദലിയാണ് മുന്നില്‍ ഉള്ളത്. പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദ കുമാര്‍ ആണ് 36 വോട്ടിന് മുന്നേറുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി ഉബൈദുള്ളയും ലീഡ് ചെയ്യുന്നുണ്ട്. 37 വോട്ടിനാണ് ലീഡ്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ. സംസ്ഥാനത്ത് ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾ മുന്നിൽ. എൽഡിഎഫ് 52 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 37 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നത്. ബിജെപി രണ്ട് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. പാലക്കാടും ബിജെപി; ഇ ശ്രീധരൻ ലീഡ് ചെയ്യുന്നു മഞ്ചേശ്വരത്തും അരുവിക്കരയിലും യുഡിഎഫ്; വട്ടിയൂര്‍ക്കാവിലും ആറ്റിങ്ങലും എല്‍ഡിഎഫ് ട്വിറ്റർ സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവുമൊഴിഞ്ഞ് ജാക് ഡോർസി; പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സിഇഒ ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവിനെ സഹപ്രവർത്തകർ കഴുത്തറുത്ത് കൊന്നു ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ “മോദി സർക്കാർ തിരിച്ചെത്തിയാൽ ഭരണഘടന തിരുത്തും, ഇന്ത്യയെ നശിപ്പിക്കും”: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി; നഷ്ടപെട്ടത് 13 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും ചലച്ചിത്ര നടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്ലസ് ടു മുഖ്യ പരീക്ഷകൾ 2022 ഫെബ്രുവരിയിൽ; ടൈംടേബിളും സിലബസും പ്രസിദ്ധീകരിച്ചു യോഗ ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്… ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ “മോദി സർക്കാർ തിരിച്ചെത്തിയാൽ ഭരണഘടന തിരുത്തും, ഇന്ത്യയെ നശിപ്പിക്കും”: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി; നഷ്ടപെട്ടത് 13 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സിപിഎമ്മിന്റെ അഞ്ച് മന്ത്രിമാര്‍ ഇത്തവണ മത്സരിച്ചേക്കില്ല, എംഎ ബേബി സാധ്യതാ പട്ടികയില്‍ – Media Mangalam സിപിഎമ്മിന്റെ അഞ്ച് മന്ത്രിമാര്‍ ഇത്തവണ മത്സരിച്ചേക്കില്ല, എംഎ ബേബി സാധ്യതാ പട്ടികയില്‍ 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു യുഡിഎഫ്, തൊഴിലാളികളെ പറ്റിച്ച് കോടികളുടെ ലാഭമുണ്ടാക്കാനാണ് പദ്ധതിയെന്നും പ്രതിപക്ഷനേതാവ് സംസ്ഥാനത്ത് മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനം ഒറ്റപ്പെടുത്തില്ല, ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ; ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെയുള്ള സഹായം നൽകുമെന്ന് വിദേശകാര്യമന്ത്രാലയം; ജീൻ പഠനത്തിലും സഹകരിക്കും ട്വിറ്റർ സിഇഒ സ്ഥാനവും ബോർഡ് ചെയർമാൻ സ്ഥാനവുമൊഴിഞ്ഞ് ജാക് ഡോർസി; പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സിഇഒ ചപ്പാത്തി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; എല്ലാവർക്കും കൂടി ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവിനെ സഹപ്രവർത്തകർ കഴുത്തറുത്ത് കൊന്നു ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ “മോദി സർക്കാർ തിരിച്ചെത്തിയാൽ ഭരണഘടന തിരുത്തും, ഇന്ത്യയെ നശിപ്പിക്കും”: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത് വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി; നഷ്ടപെട്ടത് 13 പവൻ സ്വർണവും ഒന്നര ലക്ഷത്തോളം രൂപയും ചലച്ചിത്ര നടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ ചെയ്യാം മാനിക്യൂർ‌; വീട്ടിൽ എളുപ്പം ചെയ്യുന്നത് ഇങ്ങനെ… യോഗ ചെയ്യുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്… ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെതിരെ ചെന്നൈയ്ക്ക് ജയം ഭർത്താവ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; കോഴിക്കോട് സ്വദേശിക്കെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി യുവതി മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം 150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയ സംഭവം Justice Department ലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷമായി പരിശോധിച്ചുവരുന്നതിനിടക്കാണ് ഇത്. അന്ന് 17 ഇറാഖി പൌരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആ കാവല്‍ക്കാര്‍ക്കെതിരെ നിയമ വകുപ്പ് manslaughter and assault കേസ് എടുക്കുമെന്ന് പറഞ്ഞതായി Associated Press റിപ്പോര്‍ട്ട് ചെയ്തു. ആയുധമേന്തിയ സ്വകാര്യ കറാറുകാര്‍ ഇതാദ്യമായാണ് അമേരിക്കയുടെ നീതിന്യായ വ്യവസ്ഥയെ നേരിടുന്നത്. Blackwater പെര്‍മിറ്റില്ലാതെ ഇറാഖിലേക്ക് 900 യന്ത്രത്തോക്കുകള്‍ കടത്തിയതിന് ദശലക്ഷക്കണക്കിന് ഡോളറിന്റെ പിടയീടാക്കാന്‍ State Department ആലോചിക്കുന്നുണ്ട്. തുടക്കം മുതലേ‍ ഈ കേസില്‍ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. നിസൌര്‍ സ്ക്വയര്‍(Nisour Square) വെടിവെപ്പ് നടന്നപ്പോള്‍ FBI അവിടെ എത്താന്‍ 2 ആഴ്ച്ച എടുത്തു. സംഭവം നടന്നതിനോടടുത്ത സമയത്ത് State Department ഈ Blackwater സുരക്ഷാ പോലീസുകാര്‍ക്ക് പരിമിതമായ immunity യെ നല്‍കിയിരുന്നുള്ളു. എങ്ങനെയാണ് ഈ കേസ് prosecute ചെയ്യുക എന്നത് ഒരു ചോദ്യമാണ്. ഏത് നിയമത്തിന് കീഴില്‍ അത് ചെയ്യും. ഈ കരാറുകാരില്‍ ഏത് നിയമമാണ് ബാധകമെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. അതാണ് വലിയ പ്രശ്നം. Military Extraterritorial Jurisdiction Act എന്ന നിയമ പ്രകാരമാണ് ഈ വ്യക്തികളെ വിചാരണ ചെയ്യുക. അത് പ്രകാരം ആരോപണ വിധേയമായവരുടെ രാജ്യത്താകും വിചാരണ 6 വ്യത്യസ്ഥ prosecutions 6 വ്യത്യസ്ഥ സംസ്ഥാനങ്ങളില്‍ നടക്കും. തെളിവിന്റെ കാര്യത്തില്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാവും. എന്താണ് കുറ്റം എന്നതിനെക്കുറിച്ചും പ്രശ്നങ്ങളുണ്ടാകാം. സാക്ഷികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും ഒരു ചോദ്യമാണ്. Steve Fainaru: Triple Canopy എന്ന സ്വകാര്യ കരാറുകാരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി “Big boy rules” എന്ന വാക്യം കേട്ടത്. ഒരു പൊതുവായ സര്‍ക്കാര്‍ കരാര്‍ Triple Canopy ഉം Blackwater ഉം പങ്ക് വെക്കുന്നുണ്ട്. ഒരു കരാറ് കാരന്‍ അയാളുടെ ഒപ്പമുള്ള മറ്റ് മൂന്ന് കരാറുകാരോട് വെടിവെക്കാന്‍ പറയുകയായിരുന്നു. ആ മൂന്ന് പേരും പറയുന്നതനുസരിച്ച് അവര്‍ ബാഗ്ദാദിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു civilian ടാക്സിയുടെ അടുത്തുകൂടി പോയപ്പോള്‍ അതിലേക്ക് വെടിവെക്കാനാവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെ നേരിടുന്നതിന് വേണ്ടത്ര നിയമങ്ങളില്ല. ഞാന്‍ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ അവര്‍ “big boy rules” എന്ന വാക്യം പ്രയോഗിക്കുന്നത് കേട്ടത്. ഇറാഖില്‍ സ്വകാര്യ സുരക്ഷാ കരാറുകാര്‍ക്ക് നിയമങ്ങളില്ല എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവരുടെ സ്വന്തം നീതിക്ക് അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു തര്‍ക്കത്തില്‍ ഇടപെടുന്ന ആയുധധാരികളല്ലാത്ത ആളകളാണ് “mercenaries” എന്നാണ് Geneva Conventions ല്‍ നല്‍കിയിട്ടിട്ടുള്ള നിര്‍വ്വചനം. അവരുടെ പ്രധാന പ്രോത്സാഹനം പണമാണ്. hostilities ല്‍ പങ്ക് ചേര്‍ന്നതിന് അവര്‍ക്ക് പണം കിട്ടുന്നു. ആ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നതാണ് അവരുടെ പ്രവര്‍ത്തനവും. ഇറാഖിലെ ജനങ്ങളോട് “private security contractors” നീതി പുലര്‍ത്തിയിട്ടില്ല. ഇറാഖിലെ യുദ്ധ ഭൂമിയില്‍ തോക്കുകളേന്തി നടക്കുന്ന ആയിരക്കണക്കിനാളുകളാണിവര്‍. അവര്‍ക്ക് വെടിയേല്‍ക്കുന്നുണ്ട്, തിരിച്ച് അവര്‍ വെടിവെക്കുന്നുമുണ്ട്. അവര്‍ ആളുകളെ കൊല്ലുന്നു, ഇവരും കൊല്ലപ്പെടുന്നു. “private security contractor” എന്ന വാക്ക് ആര്‍ക്കും ബാധകമാണ്. Brink’s guard നേയും അങ്ങനെ വിളിക്കാം. ആരെങ്കിലും 7-Eleven ന് മുമ്പില്‍ നില്‍ക്കുന്നുവെങ്കില്‍ അവരേയും അങ്ങനെ വിളിക്കാം. അത് obfuscated ആണ്. അവിടെ സംഭവിക്കുന്നതെല്ലാം obfuscated ആണ്. ഞാന്‍ Washington Post ല്‍ ജോലി ചെയ്തിരുന്ന കാലത്ത് ഈ സംസ്കാരമെന്തെന്ന് അറിയാനും എന്തിന് ഈയാളുകള്‍ അവിടെ പോകുന്നു എന്നറിയാന്‍ ശ്രമിച്ചു. Kuwait City ല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ കമ്പനിയായ Crescent Security Group മായി ഞാന്‍ ബന്ധപ്പെട്ടു. ഞാന്‍ ഈ ആളുകളുടെ കൂടെയാണ് ഇറാഖില്‍ സഞ്ചരിച്ചത്. ഇറാഖിലെ പ്രഥാന ഹൈവേയിലൂടെയുള്ള സാധനങ്ങളുടെ കടത്തിനെ സംരക്ഷിക്കുക എന്നതാണ് അവരുടെ പ്രധാന ജോലി. അവരോടൊപ്പം സഞ്ചരിക്കുകയും അവരുമായി അഭിമുഖം നടത്തുകയും ഞാന്‍ ചെയ്തു. അവരെ മനസിലാക്കുകയും ചെയ്തു. സ്വകാര്യ സുരക്ഷയുടെ Kmart ആണ് ഈ കമ്പനി എന്നതാണ് ഇവരെക്കുറിച്ച് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന കാര്യം. Blackwater എന്നാല്‍ സ്വകാര്യ സുരക്ഷയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനമെന്നാണ്. അവര്‍ കടുത്ത രീതിയില്‍ ആയുധമണിഞ്ഞ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും State Department മാസം $20,000 വീതം ശമ്പളം നല്‍കുന്നവരും ആണ്. Crescent Security Group പോലുള്ള കമ്പനിയിലെ ജോലിക്കാര്‍ക്ക് പ്രതിമാസം $7,000 ആണ് ശമ്പളം. അവര്‍ക്ക് അനുഭവവും കുറവാണ്. ഈ കമ്പനിക്ക് ധാരാളം പ്രശ്നങ്ങളുമുണ്ട്. ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. പുസ്തകമെഴുതുന്നതിന് മുമ്പ്, ഞാന്‍ ഇറാഖില്‍ യാത്ര ചെയ്തിരുന്ന സമയത്ത് അവര്‍ പിടിച്ചുകൊണ്ട് പോയ ആളുകളുടെ ശവശരീരങ്ങള്‍ തെക്കെ ഇറാഖില്‍ കാണപ്പെട്ടു എന്ന് വാര്‍ത്ത വന്നിരുന്നു. അവരെ 16 മാസങ്ങളായി കാണാതായിട്ട്. ആദ്യം അവരുടെ വിരലുകള്‍ ബാസ്രയിലെ വിമാനത്താവളത്തില്‍ എത്തി. പിന്നീട് ഒരു മാസം കഴിഞ്ഞ് അവരുടെ ശരീരം എത്തി. ഇറാഖില്‍ എന്തുകൊണ്ട് നില്‍ക്കുന്നു എന്നതിന് എല്ലാവര്‍ക്കും പറയാന്‍ ഓരോ കഥയുണ്ടാവും. പ്രധാന പ്രചോദനം പണമാണ്. വേറെയും പല കാരണങ്ങളുണ്ട്. പുസ്തകത്തിലെ പ്രധാന കഥാപാത്രം 82nd Airborne ലെ Jon Cote ആണ്. അയാള്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനിക സേവനമനുഷ്ടിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം അയാള്‍ University of Florida ല്‍ അകൌണ്ടിങ് പഠിക്കാനായി ചേര്‍ന്നു. അയാള്‍ക്കത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. സൈന്യത്തിലെ അയാളുടെ ജീവിതം അയാളെ ഒരു സാധാരണ ജീവിതവുമായി ചേര്‍ന്ന് പോകാനാനുവദിക്കാത്ത അവസ്ഥയിലെത്തിച്ചു. അയാള്‍ക്ക് post-traumatic stress ഉണ്ട്. സൈന്യത്തിലെ അയാളുടെ ഒരു നേതാവ് മാസം $7,000 ശമ്പളം കിട്ടുന്ന ജോലി ഇറാഖില്‍ വാങ്ങിത്തരാം എന്ന വാഗ്ദാനം നല്‍കി. supply convoys ക്ക് കാവല്‍ സംരക്ഷണം നല്‍കുകയാണ് ജോലി. അയാള്‍ ആ ജോലി ഏറ്റെടുത്തു. പഠിക്കാനായി കൂടുതല്‍ പണം കണ്ടെത്താന്‍ ഇത് സഹായിക്കും. അയാള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുമുണ്ട്. അയാള്‍ തിരിച്ച് പോയി. ഇവിടെ എത്തിയ ശേഷമാണ് വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്ത സ്ഥിതിയിലേക്കാണ് എടുത്ത് ചാടിയതെന്ന് അയാള്‍ക്ക് മനസിലായത്. അയാള്‍ ജോലി ചെയ്യുന്ന കമ്പനി അഴുമതി നിറഞ്ഞതാണ്. ഇറാഖി-കുവെയ്റ്റ് അതിര്‍ത്തിയിലൂടെ അവര്‍ മദ്യവും ആയുധവും കള്ളക്കടത്ത് നടത്തുന്നു. അവര്‍ക്ക് കൃത്രിമമായി നിര്‍മ്മിച്ച സൈനിക ബാഡ്ജുകളുണ്ട്. ഇറാഖി ജോലിക്കാര്‍ക്ക് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ പോകാന്‍ അവര്‍ അത് നല്‍കുന്നു. അവര്‍ അപകടകരമായി pickup trucks ല്‍ യാത്ര ചെയ്യും. മൂന്ന് മാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ച് പോകാന്‍ അയാള്‍ പദ്ധതിയിട്ടിരുന്നതാണ്. വീട്ടുകാരോടും സുഹൃത്തുക്കളോടും ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. മറ്റ് ചിലര്‍ ആസ്വദിച്ച് ജീവിക്കുന്നു. അവര്‍ adrenaline junkies ആണ്. അവര്‍ ഇതിന് വേണ്ടിയാണ് ജീവിക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ വേറൊരാള്‍ 44 വയസുള്ള John Young ആണ്. 1980കളില്‍ അയാള്‍ സൈന്യത്തിലായിരുന്നു. പിരഞ്ഞതിന് ശേഷം പല ജോലികള്‍ ചെയ്തു. ഒന്നിലും സംതൃപ്തി തോന്നിയില്ല. സൈന്യത്തില്‍ വീണ്ടും കയറാന്‍ ശ്രമിച്ചു. പരിശീലനത്തിനിടക്ക് പരിക്ക് പറ്റി. ഈ പണി വന്നപ്പോള്‍ അയാള്‍ക്കത് കിട്ടി. തുടക്കത്തില്‍ അയാള്‍ക്ക് ബാഗ്ദാദില്‍ വെച്ച് വെടിയേറ്റു. “അതാണ് ഞാന്‍. ഇതാണ് എനിക്ക് വേണ്ടത്,” എന്ന് അയാള്‍ പറയുകയുണ്ടായി. ഇത്തരത്തിലുള്ള ധാരാളമാളുകള്‍ ഇറാഖിലുണ്ട്. ഈ അവസരത്തിനായി കാത്തിരുന്നവര്‍. അമേരിക്കയില്‍ കിട്ടത്ത ധാരാളം പണം അവര്‍ ഇവിടെനിന്നുണ്ടാക്കുന്നു. സംഘട്ടനത്തില്‍ അവര്‍ ആസക്തരാണ്. അങ്ങനെ അവര്‍ ഈ പണി ഏറ്റെടുത്തു. കാര്‍ അവിടെ നിന്നു. അതിന്റെ ജനാലയില്‍ വെടിയുണ്ട കയറിയ ദ്വാരങ്ങളുണ്ടായിരുന്നു. തിരികെ അവര്‍ ബേസില്‍ എത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അമേരിക്കന്‍ കരാറുകാരേക്കാള്‍ പത്തിലൊന്ന് ശമ്പളം വാങ്ങിയിരുന്ന ഫിജിയില്‍ നിന്നുള്ള ഒരു ജോലിക്കാരന്‍ അവരുടെ കൂടെയുണ്ടായിരുന്നു. ഫിജിക്കാരന്‍ സൂപ്പര്‍വൈസറോട് അയാള്‍ ഈ സംഭവം വിവരിച്ചു. അമേരിക്കന്‍ സൂപ്പര്‍വൈസറോട് ഇത് പറയാന്‍ ഫിജിക്കാരന്‍ സൂപ്പര്‍വൈസര്‍ പേടിച്ചു. മറ്റ് രണ്ട് പേര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മുമ്പോട്ട് വരാന്‍ അവര്‍ക്ക് പേടിയായിരുന്നു. അവസാനം രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് അവര്‍ എല്ലാം കമ്പനിയോട് തുറന്ന് പറഞ്ഞു. അവരെ എല്ലാവരേയും, വെടിവെച്ച ആളുള്‍പ്പടെ, കമ്പനി പിരിച്ചുവിട്ടു. ഈ കേസ് മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു നിയമ സംവിധാനവും ഇല്ല. മുന്നോട്ട് കൊണ്ടുപോകുന്നത് വഴി കമ്പനിക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. Green Zone ന്റെ director of security യുടെ മുമ്പില്‍ Triple Canopy അവ്യക്തമായാണ് കാര്യങ്ങള്‍ അവതരപ്പിച്ചത്. അതല്ല എന്റെ പണി എന്നാണ് ഞാന്‍ അദ്ദേഹത്തെ അഭിമുഖം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്. പിരിച്ച് വിടപ്പെട്ട രണ്ട് പേര്‍ Fairfax County Circuit Court ല്‍ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തതിന് പിരിച്ചുവിടപ്പെട്ടു എന്ന് പരാതിപ്പെട്ടു. സംഭവം ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിലാണ് അവരെ പിരിച്ച് വിട്ടതെന്ന് Triple Canopy വാദിച്ചു. ഞാന്‍ 14 മാസം സൈനിക കാര്യങ്ങള്‍ പഠിക്കുന്ന സമയത്തൊക്കെ അവരെ കണ്ടിട്ടുണ്ട്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസരത്തില്‍ Blackwater പോലെ നൂറുകണക്കിന് കമ്പനികള്‍ ഇറാഖിലുണ്ടായിരുന്നു. ബുഷ് സര്‍ക്കാരിന് വേണ്ടത്ര സൈനികരെ സുരക്ഷക്കായി നിയോഗിക്കാനാവാത്തതിനാല്‍ ആരെ കൊല്ലണം ആര് കൊലപ്പെടണം എന്ന തീരുമാനത്തില്‍ നിന്ന് പണമുണ്ടാക്കാന്‌ സ്വകാര്യകമ്പനികള്‍ വളര്‍ന്നു വന്നു. മുമ്പത്തെ ലേഖനം ആഹാര ദൗര്‍ലഭ്യം ലോക നാഗരികതയെ തകര്‍ക്കും അടുത്ത ലേഖനം അതിവേഗ തീവണ്ടി ഒരു പരിഹാരമാണോ? ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍ 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി? ഭാഗ്യം, ഇത്തവണ ഓണത്തിന് താരങ്ങളുടെ ഓണത്തള്ള് ഉണ്ടാവില്ല ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഈ… സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത്? എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഈ സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള തൊഴില്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലക്ഷകണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിന്‍വാതില്‍ വഴിയും കണ്‍സള്‍ട്ടന്‍സി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകികയറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളല്‍ നിയമനം നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്. റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരന്‍ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാര്‍ കണ്ണീരും കൈയ്യുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നില്‍ക്കുകയാണവര്‍. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ ദുസ്ഥതി പരിപൂര്‍ണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിര്‍മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനല്‍ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്. ഈ നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കില്‍ appointing authority ആ വകുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന തസ്തികകള്‍ 6 മാസത്തിലൊരിക്കല്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടേതാണ്. Head of department, അല്ലെങ്കില്‍ appointing authority റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് തലവന്‍മാര്‍ക്കെതിരെ, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ് ഈ കുറ്റങ്ങള്‍ കോഗ്‌നിസബ്ള്‍ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതല്‍ 2 വര്‍ഷം വരെയായിരിക്കും. താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങള്‍ നടത്താന്‍ പാടുള്ളൂ. കാരണം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ധാരളം ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാര്‍ നിയമനവും പിന്‍വാതില്‍ നിമനങ്ങളും വന്‍തോതില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്. ഈ കരട് ബില്ല് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും. പാര്‍ട്ടി സഖാക്കളുടെ ബന്ധുക്കള്‍ക്കും മുന്‍ എം.പിമാരുടെ ഭാര്യമാര്‍ക്കും എന്തു കൊണ്ടാണ് ഇത്ര വ്യാപകമായി പിന്‍വാതില്‍ നിയമനം ലഭിക്കുന്നത്? കമ്യൂണിസ്റ്റുകാരയത് കൊണ്ട് അവര്‍ക്ക് നിയമനം കിട്ടുന്നത് പാതകമാണെന്നും ഞാന്‍ പറയില്ല. നിയമാനുസൃതം ലഭിക്കണം. അനധികൃതമായ നിയമനങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. കാലടി സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം കിട്ടിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന് ആരോപണമുന്നയിച്ചത് ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് സബ്ജക്ട് എക്‌സപെര്‍ട്ടുകളാണ്. അവര്‍ കോണ്‍ഗ്രസുകാരുമല്ല. കടുത്ത ഇടതു പക്ഷ സഹയാത്രികര്‍. സത്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച ആ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ തേജോവധം ചെയ്യാന്‍ മുന്‍ എം.പി കൂടിയായ രാജേഷ് തയ്യാറായത് ഇടതു പക്ഷവും ഈ സര്‍ക്കാരും എത്രത്തോളം ജീര്‍ണ്ണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. മോഷണം കൈയോടെ പിടികൂടപ്പെടുമ്പോള്‍ അത് കണ്ടു പിടിക്കുന്നയാളെ മോഷ്ടാവാക്കുന്ന സ്ഥിരം മോഷ്ടാക്കളുടെ പരിപാടിയാണിത്. രാജേഷ് പറയുന്ന ഉപജാപ സിദ്ധാന്തം അപഹാസ്യമാണ്. മൂന്ന് സബ്ജക്ട് എക്‌സപെര്‍ട്ടുകളും ചേര്‍ന്ന് സര്‍വ്വകാലാശാലാ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്ത് അന്ന് രാത്രി തന്നെ ഉദ്യോഗാര്‍ത്ഥിക്ക് അയച്ചു കൊടുത്തത് ഉപജാപത്തിനാണെന്നാണ് രാജേഷ് പറയുന്നത്. ഉദ്യോഗാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി ജോലിയില്‍ ജോയിന്റ് ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് സിദ്ധാന്തം. ഇത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും മനസിലാവും. ഒരു നുണ പറയുമ്പോള്‍ അല്പം വിശ്വാസ യോഗ്യമായി പറയണ്ടേ? വി.സിക്ക് നല്‍കിയ കത്ത് ആരാണ് ചോര്‍ത്തിയത്. അതിനെക്കുറിച്ച് അന്വേഷിക്കാമോ? ഇത് സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാട് എന്താണ്? ഈ സര്‍ക്കാരന് കീഴില്‍ ബന്ധു നിയമനവും പിന്‍വാതില്‍ നിയമനവും എല്ലാ സീമകളെയും ലംഘിച്ച് മുന്നേറുകയാണ്. അധികാരം വിട്ടൊഴിയും മുന്‍പ് പരാമാവധി സ്വന്തക്കാരെ തിരുകി കയറ്റാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്നാണ് ഈ നീക്കമെന്ന വകുപ്പ് മേധാവികളുടെ എതിര്‍പ്പ് വക വയ്ക്കാതെയാണ് ഇത് ചെയ്യുന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയ്ത സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്ക് ഇപ്പോള്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ലഭിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ അനധികൃത നിയമനങ്ങള്‍ പുനപ്പരിശോധിക്കും. വിശ്വാസികളെ മാറ്റി നിര്‍ത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. അതാണ് പാര്‍ട്ടി നയമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കില്‍ ശബരിമല കേസില്‍ ഇടതു സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം പിന്‍വലിച്ച് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നല്‍കാമോ? അതിന് എന്തു കൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? പാര്‍ട്ടി നിലപാട് അതാണെങ്കില്‍ പാര്‍ട്ടി അതിന് മുന്‍കൈ എടുക്കുമോ? വിധി വന്നു കഴിഞ്ഞ ശേഷം എല്ലാവരുമായും ചര്‍ച്ച ചെയ്ത് എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് സി.പി.എം പറയുന്നു. അത് തന്നെ വിശ്വാസി സമൂഹത്തെ കബളിപ്പിക്കലാണ്. അന്ന് സുപ്രീം കോടതി വിധി വന്നപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതാണ്. ഗവണ്‍മെന്റ് തയ്യാറായില്ല. സര്‍ക്കാര്‍ ഒരു കാര്യത്തില്‍ വ്യക്തത വരുത്തണം. ശബരിമലയില്‍ സര്‍ക്കാര്‍ ഭക്തരോടൊപ്പമാണോ? അവിടെ ആചാരങ്ങള്‍ സംരക്ഷിക്കണോ, അതോ ചവിട്ടി മെതിക്കണോ? ഈ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം. നിലപാട് എന്താണെന്ന് പറയാതെ വിശ്വസി സൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അത് തെറ്റാിയപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ആചാര സംരക്ഷണത്തിനായി നിയമം നിര്‍മ്മിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ചെയ്യാം. എന്തു കൊണ്ടു ചെയ്യുന്നില്ല? ബി.ജെ.പിയുടെ കാപട്യമാണ് പുറത്തു വരുന്നത്. ശബരിമലയുടെ കാര്യത്തിലെ നിയമ നിര്‍മ്മാണക്കാര്യം യു.ഡി.എഫ് പാര്‍ലമെന്റിലോ നിയമസഭയിലോ ഉന്നയിച്ചിരുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ പാര്‍ലമെന്റില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ശബരിമലയിലെ ആചാര്യ സംരക്ഷണത്തിനായി അനൗദ്യോഗിക ബില്ല് അവതരിപ്പിച്ചതാണ്. കേന്ദ്രം അതിനെ എതിര്‍ത്തു. ബി.ജെ.പി സര്‍ക്കാര്‍ ഭക്തജനങ്ങള്‍ക്കെതിരായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകിരച്ചത്. നിയമസഭിയല്‍ എം. വിന്‍സെന്റ് ശബരിമലയിലെ ആചാര്യ സംരക്ഷണത്തിന് സ്വകാര്യ ബില്ല് കൊണ്ടു വരാന്‍ നോട്ടീസ് നല്‍കിയതാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അനുമതി നിഷേധിച്ചു. യു.ഡി.എഫ് നേരത്തെ തന്നെ ഈ ബില്ലിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഈ ബില്ലുകള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നു. ഇന്ത്യയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗകമല്ലെന്ന സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ വിലയിരുത്തല്‍ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലാണ്. ഭരണവര്‍ഗ്ഗം ധനമൂലധന ശക്തികളുടെ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചു തന്നെയാണ്. മൂതലാളിത്തത്തിന്റെ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍ എന്ന് കമ്യൂണിസ്റ്റു ആചാര്യന്മാര്‍ വിശേഷിപ്പിക്കുന്ന ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ പോയി പിണറായി മണി അടിച്ചതും മൂലധന ശക്തികള്‍ക്ക് അടിമപ്പെട്ട് കൂടിയ പലിശയ്ക്ക് മസാലാ ബോണ്ടിറക്കി നാടിനെ അടിമപ്പെടുത്തിയതും ഗോവിന്ദന്‍മാസ്റ്ററെ ദുഖിപ്പിച്ചിട്ടുണ്ടാകണം. സ്പ്രിംഗ്‌ളര്‍ കാരാറാണ് മറ്റൊരു ഉദാഹരണം. സാമ്രാജ്യത്വ കുത്തക കമ്പനിയുടെ താത്പര്യത്തിനടിമപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം തന്നെ മറിച്ചു വില്‍ക്കാനാണ് കരാറുണ്ടാക്കിക്കളഞ്ഞത്. അതും അമേരിക്കന്‍ നിയമം അടിസ്ഥാനപ്പെടുത്തി. എന്തിന് ഏറെ പറയുന്നു. ബഹുരാഷ്ട്ര കുത്തകയായ പി.ഡബളിയു.സിക്ക് നമ്മുടെ സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാന്‍ പോലും തയ്യാറായ സര്‍ക്കാരാണ് പിണറായിയുടേത്. പ്രതിപക്ഷമാണ് അത് തടഞ്ഞത്. സ്വന്തം പാര്‍ട്ടി തന്നെ അഞ്ചു വര്‍ഷത്തേക്ക് ഭരണം കിട്ടിയപ്പോള്‍ ഇത്രയൊക്കെ ചെയ്‌തെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ നടപ്പാവാനാണ് എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ചിന്തിച്ചെങ്കില്‍ തെറ്റു പറയാനില്ല. ഇന്ന് ശത കോടീസ്വരന്മാരുടെയും മൂലധന ശക്തികളുടെയും ഏറ്റവും വലിയ വക്താവായി കേരളത്തിലെ ഭരണാധികാരികള്‍ മാറിയിരിക്കുന്നു. Previous Previous post: പിന്‍വാതില്‍ നിയമനം; മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ച് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ Next Next post: സമൂഹത്തില്‍ ക്രിയാത്മക ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇനി പ്രതീക്ഷ ഇടതുപക്ഷം; തിരക്കഥാകൃത്ത്‌ പ്രവീൺ ഇറവങ്കര കേരള കോൺഗ്രസ് (എം)ൽ ചേരുന്നു സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് കക്കരിക്ക കലോറി വളരെ കുറവായതിനാൽ ശരീരഭാരം കുറക്കുന്നതിന് ഇത് കഴിക്കുന്നത് ഏറെ സഹായകമാണ് കക്കരിക്കയിൽ ജലാംശവും മിനറലുകളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളായ ഫ്ളവനോയിഡുകളും ടാനിനും മാരകരോഗങ്ങളിൽ നിന്നും ആന്തരികാവയവങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .രക്തത്തിലെ ഷുഗർത്തോത് കുറക്കാൻ കഴിയുമെന്നതിനാൽ പ്രമേഹരോഗികൾക്കും ഉത്തമമായ കക്കരിക്ക സാധാരണയായി ജ്യൂസ് ,സാലഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നു.നാരുകളാൽ സമൃദ്ധമായതിനാൽ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്. ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന നാടൻ കക്കരിക്ക ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ഡോക്ടറുമായുള്ള അനുഭവങ്ങള്‍ രോഗി പങ്കുവെയ്ക്കുന്നു ഡോക്ടര്‍ വിപി ഗംഗാധരന്‍ എട്ട് വര്‍ഷമായി വിട്ടുമാറാത്ത തലവേദനയുമായി വന്ന ആ രോഗി ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' പതിനാറ് വര്‍ഷങ്ങള്‍ക്ക് 'പല്ലുവേദനയുമായെത്തിയ അയാളുടെ വായില്‍ കണ്ടത് മറ്റൊന്നാണ്, സംശയം വെറുതെ ആയില്ല' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' ക്ലിനിക് തുടങ്ങിയ 'മരിച്ച ആളെ ജീവിപ്പിച്ച കടവുളാണത്രേ ഞാന്‍, ബോധം പോയതാണെന്ന് പറഞ്ഞാല്‍ മനസ്സിലാവണ്ടേ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' മൂന്നു വര്‍ഷങ്ങള്‍ക്കു 'ഒരഞ്ചെട്ടെണ്ണം ഇറങ്ങി വന്ന ഗര്‍ഭപാത്രല്ലേ, അതിന് മതിയായിക്കാണും' അതും പറഞ്ഞ് ആയമ്മ ഒരു ചിരി' നാല്‍പ്പത് വര്‍ഷം ചുരുങ്ങിയത് ആയി. ങ്ങള് നാല്‍പ്പത് വര്‍ഷം മുമ്പുള്ള പെരിന്തല്‍മണ്ണ കണ്ട്ട്ട്‌ണ്ടോ ഡോക്ടറേ 'പെറ്റിട്ട് മൂന്നാഴ്ച തെകയുന്നേ ഇണ്ടാരുന്നുള്ളൂ,അന്നേരം എനിക്ക് ഈ ദുനിയാവില് ജീവിക്കണ്ടന്നായിരുന്നു' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' വീണുരഞ്ഞു പഴുത്ത 'സാപ്പിട്ടയാ പാപ്പാ ഇപ്പോഴും ഇടയ്ക്ക് എവിടെനിന്നോ ആ ചോദ്യം ഞാന്‍ കേള്‍ക്കാറുണ്ട് ' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' ഹൗസ് സര്‍ജന്‍സി 'ആ കുഞ്ഞിന്‍റെ വയറുവേദനയ്ക്ക് പിന്നില്‍ ഏഴ് ദിവസത്തെ പട്ടിണിയും കണ്ണീരും ഉണ്ടെന്ന് ആരും അറിഞ്ഞില്ല' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' കുറച്ച് ദിവസങ്ങള്‍ക്ക് 'പ്രിയപ്പെട്ടവര്‍ അരികിലില്ലാതായപ്പോള്‍ ദൈവം എന്നെ ഏല്‍പ്പിച്ചതാണ് ആ നിയോഗം' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' അവിചാരിതമായാണ് 'ഹൈ റിസ്ക് സമ്മതപത്രം ഒപ്പിടുമ്പോള്‍ അവള്‍ ചോദിച്ചു, എനിക്കെന്റ വാവയെ കാണാന്‍ പറ്റില്ലേ ഡോക്ടര്‍?' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' കടന്നു വന്ന 'ആര്‍സിസി ആറ് മാസമെന്ന് വിധിയെഴുതിയപ്പോള്‍ ദൈവം അയാള്‍ക്ക് രണ്ട് വര്‍ഷം കൂടി നല്‍കി' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' ഏതാനും വര്‍ഷങ്ങള്‍ക്ക് 'നിങ്ങളോട് എങ്ങനെ നന്ദി പറഞ്ഞാണ് ഞാന്‍ ഈ കടങ്ങളൊക്കെ വീട്ടി തീര്‍ക്കുക,ഇതാണെന്‍റെ പുനര്‍ജന്മം' ജീവിതത്തില്‍ വഴിത്തിരിവായ തീരുമാനത്തെക്കുറിച്ചും അതിന് സഹായിച്ച ഡോക്ടറേയും ഓര്‍ക്കുകയാണ് ഡോക്ടേഴ്‌സ് ദിനത്തില്‍ തലശേരി 'പക്ഷെ അത്ഭുതമൊന്നും നടന്നില്ല, മൂന്നാം ദിവസം പ്രതീക്ഷകളവസാനിപ്പിച്ച് ആ കുഞ്ഞുജീവന്‍ നിലച്ചു' അന്ന് പതിവിലും അല്‍പം നേരത്തെ പണികള്‍ തീര്‍ന്നു ഇന്നെങ്കിലും ഉറങ്ങാന്‍ പറ്റണെ' എന്നു പ്രാര്‍ഥിച്ച് മുറിയില്‍ 'ജീവന്‍ കാത്തത് ആന്റീ വെനം,താങ്ങി നിര്‍ത്തിയത് സ്റ്റിറോയ്ഡ്..എന്നിട്ടും അയാള്‍ ഇപ്പോള്‍' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' ഇരുപത് വര്‍ഷം 'പേടിച്ച സ്വരത്തില്‍ ആ അമ്മ പറഞ്ഞു, അസുഖം പെട്ടെന്നൊന്നും മാറണ്ടെന്നാ എന്റെ പ്രാര്‍ത്ഥന അകത്ത്, പ്രസവം നടക്കുന്ന സെക്കന്റ് സ്റ്റേജില്‍ നിന്ന് ഇടക്കിടക്കുയരുന്ന നിലവിളി കേട്ട് പരിഭ്രാന്തരായി നെടുവീര്‍പ്പിടുന്ന കുറേ 'മനസ് പറയുന്നു, അവര്‍ ഇതിനോടകം തോറ്റുപോയിട്ടുണ്ടാകും,അത്രയധികം നിഷ്‌കളങ്കരായിരുന്നവര്‍' ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' ഓര്‍ക്കുമ്പോള്‍ ഒരു മരണത്തിന്റെ കഥ, ഓരോ മരണത്തിന്റേയും കഥ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശുപത്രി അനുഭവങ്ങളെ കുറിച്ച് ഡോക്ടര്‍ എഴുതുന്നു മറക്കാനാവാത്ത ആ രോഗി' പൊടിയും ചൂടും 'തരിശുഭൂമിയില്‍ വിത്തിട്ടാല്‍ മുളക്കില്ല ഡോക്ടര്‍' ഇന്നും ആ വാചകം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയുടെ പേര് മാറി മറ്റൊരു ആശുപത്രിയില്‍ ചെന്നു .അവിടെയാണ് ഞാന്‍ ഡോ.ടിറ്റി നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'മനോഹരം അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് 'മനോഹരം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണിപ്പോള്‍. അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ഓര്‍മ്മയുണ്ടോ ഈ സഹൽ എവിടെയും പോകുന്നില്ല; 2022 വരെ ബ്ലാസ്റ്റേഴ്സിൽ തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി കരാർ പുതുക്കി. 2022 വരെയാണ് യുവതാരം കരാർ പുതുക്കിയിരിക്കുന്നത്. ക്ലബിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ സീസണിലാണ് സഹൽ ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറുന്നത്. യൂത്ത് ടീമിനായി പത്ത് മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ സ്കോർ ചെയ്ത പ്രളയം പ്രവചിക്കാൻ പുതിയ സംവിധാനം ഒരുക്കി ഗൂഗിൾ. തുടരെ തുടരെ ഉണ്ടാകുന്ന പ്രളയ ദുരന്തം വൻ സാമ്പത്തീക നഷ്‌ടവും ക്രമക്കേടും ഉണ്ടാക്കിയതിനെത്തുടർന്നാണ് പുതിയ തീരുമാനവുമായി ഗൂഗിൾ എത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും ഉള്‍പ്പെടെയുളള അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മികച്ച ഫ്ളഡ് വാണിംഗ് സംവിധാനമൊരുക്കാന്‍ സാധ്യമാകുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേര്‍ന്ന് ബിഹാറിലെ പാറ്റ്നയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിക്കുന്നു ചൂടുകാലത്ത് അധികമായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ചിക്കൻ പോക്സ്. കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിയ്ക്കുന്നതായി റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൊല്ലം ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്ലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കാണ് പ്രതീക്ഷ പകര്‍ന്ന് ‘തൊട്ടപ്പന്റെ’ കാരക്ടര്‍ പോസ്റ്ററുകള്‍ കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന വിവിധ കാരക്ടര്‍ പോസ്റ്ററുകള്‍. തികച്ചും വിത്യസ്തമായ ഭാവങ്ങളിലാണ് ഓരോ താരങ്ങളും ആനപ്രേമികളുടെ ഇഷ്ടനായകന്‍ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ ചരിഞ്ഞു. കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍(44 തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റിയിരുന്നത് പാര്‍ത്ഥന്‍ ആയിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഏറെ നാളായി പാര്‍ത്ഥന്‍. ചെര്‍പ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് പാര്‍ത്ഥന്‍. കേരളത്തിലുടനാളമായി നിരവധി ആരാധകരും ഈ ആനയ്ക്കുണ്ട്. ഇളമുറത്തമ്പുരാന്‍ എന്നായിരുന്നു ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ അറിയപ്പെട്ടിരുന്നത്. എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 37,334 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഹെട്‌മെയറും ഗുർകീറതും തിളങ്ങി; ബാംഗ്ലൂരിനു ജയം: ഹൈദരാബാദ് പുറത്ത് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 4 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ ജയം. തോൽവിയോടെ സൺ റൈസേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്തായി. ബാംഗ്ലൂരിനു വേണ്ടി നാലാം വിക്കറ്റിലെ റെക്കോർഡ് കൂട്ടുകെട്ടുയർത്തിയ ഷിംറോൺ ഹെട്‌മെയറും ഗുർകീറത് സിംഗ് മാനുമാണ് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചത്. ഹെട്‌മെയർ 75ഉം ഗുർകീറത് നേർക്കുനേർ പോരാടാൻ അല്ലു അർജുനും ഫഹദും- പുഷ്പ ട്രെയിലർ എത്തി അല്ലു അർജുൻ നായകനാവുന്ന ‘പുഷ്പ ദി റൈസ്’ റിലീസിന് ഒരുങ്ങുകയാണ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ എത്തി. ഡിസംബർ‍ 17നാണ് സിനിമയുടെ വേൾഡ് Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം ഡിസൈനറും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് രാമകൃഷ്ണന്‍ … മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്… AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ട് ഞാന്‍ വാതില്‍ തുറന്നു സുന്ദരിയായ ഒരു ചെറുപ്പക്കാരി ഉപചാരവാക്കുകള്‍ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി സമ്മതമാവശ്യമില്ലെന്നമട്ടില്‍ സ്വീകരണമുറിയിലെ കസേരയെടുത്തു അവള്‍ ഇരുന്നു തന്റെ മുഴപ്പമുള്ള ശരീരാവയങ്ങള്‍ സിനിമാ കൊട്ടക പോലെ പ്രദര്‍ശിപ്പിച്ച് ഇത്തിരി പ്രകോപനം ഒളിപ്പിച്ച കണ്ണുകളിലൂടെ അവള്‍ എന്നെ നോക്കി ചിരിച്ചു . സാര്‍ ഞാന്‍ സുനിതാ നാരായന്‍ കമ്പനിയുടെ സെയില്‍സ് പ്രൊമോട്ടര്‍ ഇതുവരെ ആരും സമീപിക്കാത്ത ഒരു ഉള്‍പ്പന്നവുമായാണ് ഞാന്‍ വരുന്നത് നല്ല ആക്സന്റോടെ അവള്‍ അതു പറഞ്ഞപ്പോള്‍ എന്റെ ആകാംക്ഷ കൂടി എന്തായിരിക്കും ഈ സുന്ദരിക്കോത എനിക്കായി കരുതി വെച്ചിരിക്കുന്നത് കഴുത്തു നീട്ടി ഭാര്യ അകത്തില്ല എന്നുറപ്പ് വരുത്തിയ ശേഷം ഞാന്‍ അവളുടെ വാക്കുകള്‍ക്കായി കാതുകളെ ഒരുക്കി നിര്‍ത്തി . നാരായന്‍ പറയൂ കേള്‍ക്കാനെനിക്ക് ധ്രുതിയായി അവളുടെ മാറില്‍ തറഞ്ഞുനിന്ന എന്റെ കണ്ണുകളെ തിരിച്ചെടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു ഏതോ ഒരു നാരായണനില്‍ നാരായനിലേക്ക് വഴുതിപ്പോയ നഗരമുഖത്തില്‍ ഞാനാവേശം കൊണ്ടു. ങ്ങേ ഒരു ഞെട്ടലോടെ അവളെ നോക്കി ഈയടുത്ത കാലത്ത് തനിക്കു ആന്‍ജിയോ പ്ലാസ്റ്റ് ചെയ്ത കാര്യം ഇവളെങ്ങിനെ അറിഞ്ഞു മൂന്നറകളിലും തടസ്സങ്ങള്‍ ഉണ്ടായതുമൂലം ഞാനനുഭവിച്ച നെഞ്ചുവേദന ഇവളുടെ കാതില്‍ ആരാണ് പറഞ്ഞു കൊടുത്തത് എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു . സാര്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആയുസ്സ് തീരുമാനിക്കാം ഞങ്ങളുടെ ഈ പ്രൊഡക്റ്റ് അതു സാധ്യമാക്കി തരും ലോഞ്ചിംഗ് പിരിയഡായതിനാല്‍ കമ്പനിയുടെ വക ഓഫര്‍ നിലവിലുണ്ട് സാര്‍ മുപ്പതു ശതമാനം ഡിസ്കൌണ്ടും പത്തു കൊല്ലാത്തെ വാറണ്ടിയും പത്തു കൊല്ലം നിങ്ങള്‍ക്ക് ക്ലേശരഹിതമായി ജീവിക്കാം അതിനിടയില്‍ ദൌര്‍ഭാഗ്യവശാല്‍ മോശപ്പെട്ടതെന്തെങ്കിലും സംഭവിച്ചാല്‍ പണം നിങ്ങളുടെ ഭാര്യക്ക് കമ്പനി തിരിച്ചു കൊടുക്കും ഭാര്യയേയും മക്കളെയും അന്ന് നിങ്ങള്‍ക്ക് വിശ്വാമില്ല എങ്കില്‍ കമ്പനിയുടെ ഫ്രാഞ്ചൈസര്‍ സ്വര്‍ഗ്ഗത്തിലായാലും നരകത്തിലായാലും അവിടെ വന്നു നിങ്ങളുടെ നഷ്ടം സെറ്റില്‍ ചെയ്തു തരുന്നതായിരിക്കും . സുഷിരങ്ങള്‍ തുളയിട്ട ഹൃദയ അറകള്‍ക്കു പകരം പുതിയ ഒന്ന് ജീവിതത്തെ പിന്‍പറ്റിയുള്ള ചിന്തകള്‍ക്ക് പുതുനാമ്പുകള്‍ കിളിര്‍ത്തു ജിജ്ഞാസ കലര്‍ന്ന ആഗ്രഹവുമായി ഞാനെന്റെ കഴുത്തു അല്പം കൂടി അടുത്തേക്ക്‌ നീക്കി കണ്ണുകളെ അവള്‍ക്കു വിട്ടു കൊടുത്തു . ഇതില്‍ നാലുതരത്തിലുള്ള ഹൃദയം ഉണ്ട് പോളിത്തീന്‍ ബാഗ് തുറന്ന് ഒന്നൊന്നായി പുറത്തേക്കിട്ടു രക്തം പുരണ്ട നാല് മാംസ കെട്ടുകളെ നോക്കി ഞാന്‍ പറഞ്ഞു ഇവ തമ്മില്‍ എന്തെല്ലാം അന്തരങ്ങള്‍ ആണുള്ളത് നാരായന്‍ ഒന്ന് വിവരിച്ചു തന്നാലും അവളുടെ കണ്ണുകളിലെ ചുണ്ടുകളിലെ ചടുല ചാരുത എന്നെ അത്ഭുതപ്പെടുത്തി . വിളറി വെള്ള വെളിച്ചം കടന്നു പോയ മംസത്തുണ്ടമെടുത്തു അവള്‍ കിളിനാദത്തില്‍ മൊഴിഞ്ഞൂ സാര്‍ ഇത് ഹൃദയാലുവാകുന്നതിനു സാറിനു ഇനിയും പ്രണയിക്കണമെന്നുണ്ടോ അവള്‍ കണ്ണുകള്‍ ഇറുക്കി പിങ്ക് വര്‍ണ്ണത്തിലുള്ള പൂക്കളെ കൊണ്ടു മനസ്സ് നിറച്ചു അറിയാതെ എന്റെ കാല്‍വിരല്‍ സ്വീകരണമുറിയിലെ ഗ്രാനൈറ്റ് പതിച്ച നിലത്തു കേരളത്തിന്റെ ഭൂപടം വരച്ചു ഹൃദയാലുവിന്റെ ഹൃദയം എന്റെ കൈവെള്ളയില്‍ വെച്ചുതരുമ്പോള്‍ അറിയാതെയെന്നോണം അവളുടെ വിരലുകള്‍ എന്റെ ഉള്ളംകയ്യില്‍ ചൊറിഞ്ഞു . പിശുക്കനും കൂടുതല്‍കാലം ജീവിക്കുന്നയാളുമായി തീരണമോ സാറിന് രണ്ടാമത്തെ ഹൃദയപ്പൊതി തുറന്നവള്‍ ചോദിച്ചു വില അല്‍പ്പം കൂടുതലാ മാര്‍ക്കറ്റില്‍ ഇതിനാണ് കൂടുതല്‍ ഡിമാന്റ് എന്റെ പിശുക്ക് അതും ഇവള്‍ അറിഞ്ഞു കഴിഞ്ഞോ ഒരു ചെറു ചമ്മലില്‍ വിരിഞ്ഞ മുഖത്തെ വിയര്‍പ്പു തുടച്ചു കൊണ്ട് ഞാനകത്തേക്കു നോക്കി അടുക്കളയില്‍ ആളനക്കമില്ലെന്നു കണ്ടപ്പോള്‍ ഞാനവളുടെ നനുത്ത കൈകളില്‍ തടവി ആശ്വസിച്ചു കടുത്ത വികാരങ്ങളെ കെട്ടിയിട്ട് എപ്പോഴും പൊട്ടിപ്പോകാന്‍ ഇടയുള്ള ഈ ബലൂണിനു കാവലിരിക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ ഡോക്ടര്‍ കൊടുത്ത ഉപാധികളുടെ ഏറ്റവും നല്ല സൂക്ഷിപ്പുകാരിയായിരുന്നു എന്‍റെ ഭാര്യ . സാര്‍ ഇതുകൂടി കേള്‍ക്കണം ഒന്നുകുഴഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു പുറത്തു പാല്‍പ്പുഞ്ചിരിയൊഴുക്കുന്ന മുഖം ഉള്ളില്‍ എത്ര കള്ളം വേണമെങ്കിലും ഒളിപ്പിച്ചു വെയ്ക്കാം ലോകത്ത് ലഭിക്കാവുന്നതില്‍ ഏറ്റവും സോഫസ്റ്റിക്കേറ്റായത്, അയഞ്ഞ കുര്‍ത്തയുടെ മേല്‍ക്കുടുക്കഴിച്ചു അവള്‍ എന്നെ പ്രോത്സാഹിപ്പിച്ചു സാറിനു ഞാന്‍ സജസ്റ്റ് ചെയ്യുന്നത് ഇതാണ് ഇത് വാങ്ങി ഉപയോഗിക്കൂ ജീവിതം കേവല മരുന്നുകളില്‍ ഒതുക്കി നിര്‍ത്താതെ ആസ്വാദകരമാക്കൂ. മേശപ്പുറത്തിരിക്കുന്ന നാല് ഹൃദയങ്ങള്‍ക്കും അപ്പുറം എന്റെ മനസ്സ് തുടിച്ചത്‌ അവളിലായിരുന്നു അടുക്കളയില്‍ നിന്നും സ്വീകരണ മുറിയിലേക്കുള്ള വാതില്‍ ഞാന്‍ കൊട്ടിയടച്ചു . നാരായന്‍ നീ എന്നെ ഒരുപാട് ഇഷ്ടപ്പെടുത്തിയിരിക്കുന്നു അവളുടെ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി ഞാന്‍ പറഞ്ഞു കവിളിലെ നുണക്കുഴികളില്‍ വിരലുകളമര്‍ത്തി. ശീതക്കാറ്റു വിതച്ച പുഞ്ച വയലില്‍ കുലച്ചുനില്‍ക്കുന്ന നെല്ക്കുതിരുകളെ പോലെ അവള്‍ നാണിച്ചു നിന്നു. നെഞ്ചിടിപ്പിന്റെ നേര്‍ത്ത താളം മയില്‍‌പ്പീലി ചിറകുകളായി വിടര്‍ന്നു . മാറിലെ കൊഴിഞ്ഞു വീഴാറായ എന്റെ രോമങ്ങളെ വിരലുകള്‍ കൊണ്ടവള്‍ ഉഴുതുമറിച്ചു നാലാമത്തെ ആ ഹൃദയം മതീ സാറിന് സ്വീകരണമുറിയുടെ വിശാലതയില്‍ അവളുടെ നിമ്നോന്നതങ്ങളില്‍ ചുണ്ടുകളുരസി ഞാന്‍ ആ നെഞ്ചിനെ ചൂണ്ടി പറഞ്ഞു എനിക്കിതുമതി അഴിഞ്ഞുവീണ കുര്‍ത്ത സോഫയിലിരുന്ന് അതു രസിച്ചു അടുക്കളയില്‍ വറുത്ത മീന്‍ പൊരിയുന്നതു വരെ അവളെ ചേര്‍ത്തു മാര്‍ദ്ധവമുള്ളതും ആരോഗ്യവതിയുമായ ആ ഹൃദയുമായി ഞാന്‍ സംവദിച്ചു . അലമാര തുറന്നു ഒരു ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു ഞാനവള്‍ക്ക് കൊടുത്തു നനുത്ത് മൃദുവാര്‍ന്ന അവളുടെ കരങ്ങളില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു കള്ളങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഒളിപ്പിച്ചുവെയ്ക്കാനായി നാലാമത്തെ നാലാമത്തെ ആ ഹൃദയം മതി എനിക്ക് . പുഞ്ചിരിച്ചു കൊണ്ട് അവള്‍ തുകല്‍ ബാഗ് മടക്കി വെച്ച്‌ നന്ദിയോടെ യാത്ര പറഞ്ഞു . അടുക്കള വാതില്‍ തള്ളിത്തുറന്നു ഭാര്യ വിളിച്ചു ഊണ് കാലമായി നേരത്തിനു ഭക്ഷണം കഴിക്കണം ഗുളികകള്‍ ഒരുപാട് തിന്നുവാനുള്ളതാ ആ ഓര്‍മ്മപ്പെടുത്തലില്‍ കണ്ണീരിന്റെ നനവുണ്ടായിരുന്നോ ഞാന്‍ സംശയിച്ചു അടുക്കളയിലെ നനഞ്ഞ വിറകുകള്‍ പുകയിച്ചു കണ്ണുകള്‍ കലങ്ങിയതായിരിക്കണം എന്ന് സമാധാനിച്ചു ഊണ്‍ മേശയ്ക്കുമുന്നില്‍ സ്വാദിഷ്ടമായ അടുത്ത ഭക്ഷണത്തിനായി ഞാന്‍ കാത്തിരുന്നു . ‘വാരിയംകുന്നൻ’ സിനിമയിൽനിന്നു പൃഥ്വിരാജും ആഷിഖ് അബ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി സുശാന്തിന്റെ മരണം; സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്തു സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലായിരുന്നു. ബന്‍സാലിയുടെ ചില ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തന്റെ നാല് ചിത്രങ്ങളില്‍ സുശാന്തിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും താരത്തിന് മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ഡേറ്റുകള്‍ ലഭിക്കാതിരുന്നതിനാലുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ബന്‍സാലി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തന്റെ പ്രോജക്ടിനായി ഡേറ്റുകള്‍ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്നും ബന്‍സാലി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 1973 സെപ്തംബര്‍ 23 ന് പ്രവര്‍ത്തനമാരംഭിച്ചു. 2000-ലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി വിജ്ഞാനകുതുകികളായ പൊതുവായനക്കാരെയും വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരെയുമുദ്ദേശിച്ച് പുതിയ സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് പ്രവര്‍ത്തിക്കുന്നു. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങള്‍ക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുന്‍കൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്. സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്നു വിലയിരുത്തന്ന കൃതികളിലൂടെ മലയാള പ്രസാധനരംഗത്ത് ചിന്ത വേറിട്ട സാന്നിധ്യമറിയിച്ചു. ലോകരാഷ്ട്രീയത്തിലെ വഴിത്തിരവുകളും വിശ്വസാഹിത്യത്തിലെ അനശ്വര രത്‌നങ്ങളും പഠന-വിശകലനങ്ങളായും പരിഭാഷയായും ചിന്ത മലയാള വായനാലോകത്തിന് പരിചയപ്പെടുത്തി. ലാഭം മാത്രം ലക്ഷ്യമിടുന്ന പ്രസാധന സംസ്‌കാരത്തിനു ബദലായി, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊണ്ടു. വൈവിധ്യവല്‍ക്കരണത്തിലൂടെയും ആധുനികവല്‍ക്കരണത്തിലൂടെയും മലയാള പ്രസാധനലോകത്തിന്റെ മുഖ്യധാരയില്‍ ചിന്ത സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. വൈജ്ഞാനിക സാഹിത്യത്തിന്റെ അചുംബിത മേഖലകള്‍ മലയാളവായനക്കാര്‍ക്ക് അനുഭവവേദ്യമാക്കുന്നവയാണ് ചിന്തയുടെ പുതിയ സ്‌കീമുകള്‍. ആഗോളവല്‍ക്കരണ കാലത്തിന്റെ മുഖമുദ്രയായ കമ്പോളതന്ത്രങ്ങളോട് എതിരിട്ടുനില്‍ക്കാന്‍ മികവും ആധുനികവല്‍ക്കരണവും ക്രിയാത്മകമായ പുത്തനാശയങ്ങളും ചിന്തയെ സഹായിക്കുന്നു പ്രതിബദ്ധതയോടൊപ്പം പ്രഫഷണലിസം' എന്നതാണ് ചിന്തയുടെ പുതിയ സമീപനം. വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത നടത്തുന്ന ചുവടുവയ്പുകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. സമ്പാദ്യം മുഴുവന്‍ തീര്‍ന്നു, ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്; സഹായം അഭ്യര്‍ത്ഥിച്ച് നടി Samakalika Malayalam സമ്പാദ്യം മുഴുവന്‍ തീര്‍ന്നു, ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്; സഹായം അഭ്യര്‍ത്ഥിച്ച് നടി കോവിഡ് കാലത്ത് സാമ്പത്തികപ്രതിസന്ധിയില്‍ വലയുകയാണെന്ന് തുറന്നുപറഞ്ഞ് സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഹിന്ദി സിനിമ സീരിയല്‍ നടി സുനിത ഷിറോള്‍. സല്‍മാര്‍ ഖാന്‍ നായകനായ ബജ്‌റംഗി ബായ്ജാന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച നടിയാണ് സുനിത. സമ്പാദ്യം മുഴുവന്‍ കോവിഡ് കാലത്ത് ചിലവിനായി എടുക്കേണ്ടിവന്നെന്നും അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവ് വലച്ചെന്നും പറയുകയാണ് നടി. "കോവിഡ് വ്യാപനത്തിന് മുമ്പുവരെ ഞാന്‍ ജോലി ചെയ്തിരുന്നു. ഈ കാലം തള്ളിനീക്കാന്‍ എന്റെ സമ്പാദ്യം മുഴുവന്‍ വിനിയോഗിച്ചു. ഇതിനിടയില്‍ വൃക്കയില്‍ അണുബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. ആശുപത്രിയില്‍ വച്ച് വീണു കാലൊടിഞ്ഞു സുനിത പറഞ്ഞു. നടി നുര്‍പൂര്‍ അലങ്കാറിന്റെ വീട്ടിലാണ് സുനിത ഇപ്പോള്‍ താമസിക്കുന്നത്. പണമില്ലാതിരുന്നതിനാല്‍ മൂന്ന് മാസത്തിലേറെയായി വീട്ടുവാടക കൊടുക്കാനാവാതെ വലഞ്ഞ സുനിതയെ നുര്‍പൂര്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തനിക്കായി ഒരു നേഴ്സിനെ നുര്‍പൂര്‍ ജോലിക്കെടുത്തെന്നും സുനിത പറഞ്ഞു. പണം വേണ്ടതുകൊണ്ട് ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് സുനിതയുടെ ആഗ്രഹം. പക്ഷെ കാലിലെ പ്രശ്‌നം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് നടിയെ എത്തിച്ചിരിക്കുകയാണ്. 2003ല്‍ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് സുനിത. ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ഇങ്ങനെയൊരു സാഹചര്യം മുന്നില്‍കണ്ട് ഒന്നും കരുതിവയ്ക്കാതിരുന്നതില്‍ ഇപ്പോല്‍ പശ്ചാതപിക്കുന്നെന്നും പറയുകയാണ് നടി. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) 'വിചിത്രമായ അനുഭവം';യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ പിണറായി വിജയന്‍ Samakalika Malayalam 'വിചിത്രമായ അനുഭവം';യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ പിണറായി വിജയന്‍ തിരുവനന്തപുരം: യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു ഡി എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ജമാ അത്തെ ഇസ്‌ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലപ്പെട്ടു എന്ന് തെളിയിക്കുന്ന അവസ്ഥയാണിത്. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) Home newdelhi കോവിഡ് പ്രതിദിന രോഗികളിൽ കേരളം മുന്നിൽ, മഹാരാഷ്ട്ര തൊട്ടുപിന്നിൽ. കോവിഡ് പ്രതിദിന രോഗികളിൽ കേരളം മുന്നിൽ, മഹാരാഷ്ട്ര തൊട്ടുപിന്നിൽ. അതേസമയം ഏറ്റവും കൂടുതൽ പ്രതിദിന രോഗികളിൽ കേരളമാണ് ഒന്നാമത്. ദിവസേന അയ്യായിരത്തിന് മുകളിലാണ് രോഗികൾ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ് 3500. വൈഫൈ ഡെഡ് സോണുകൾ പരിഹരിക്കുക എ വൈഫൈ ഡെഡ് സോൺ അടിസ്ഥാനപരമായി നിങ്ങളുടെ വീട്, കെട്ടിടം, ജോലിസ്ഥലം, അല്ലെങ്കിൽ വൈ-ഫൈ പരിരക്ഷിക്കാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും മേഖലകൾക്കുള്ളിലെ ഒരു ഇടമാണ്, പക്ഷേ അത് അവിടെ പ്രവർത്തിക്കുന്നില്ല ഉപകരണങ്ങൾ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ പ്രാപ്തമല്ല. നിങ്ങൾ ഒരു ഡെഡ്‌ സോണിലേക്ക് ഒരു ഗാഡ്‌ജെറ്റ് എടുക്കുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഒരു ടാബ്‌ലെറ്റോ സ്മാർട്ട്‌ഫോണോ ഉപയോഗിക്കുകയും ഒരു ഡെഡ് സോൺ ഉള്ള ഒരു മുറിക്കുള്ളിൽ പോകുകയും ചെയ്താൽ Wi-Fi പ്രവർത്തിക്കുന്നത് നിർത്തുന്നു, നിങ്ങൾക്ക് സിഗ്നലുകൾ ലഭിക്കുകയുമില്ല -ഫൈ കണ്ടുപിടിച്ചു, അതിനാൽ അവ വൈ-ഫൈയെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിർമ്മിച്ചേക്കാം. മെറ്റൽ മതിലുകൾ അല്ലെങ്കിൽ ഫയൽ കാബിനറ്റുകൾ പോലുള്ള വലിയ ലോഹകാര്യങ്ങൾക്ക് വൈഫൈ സിഗ്നലുകൾ പോലും തടയാൻ കഴിയും. വൈഫൈ ഡെഡ് സോണുകൾ പരിഹരിക്കാനുള്ള വഴികൾ നിങ്ങളുടെ വൈഫൈ കവറേജ് പരിരക്ഷിക്കുന്നതിനുള്ള കുറച്ച് ടിപ്പുകൾ ചുവടെയുണ്ട്. നിങ്ങളുടെ അപ്പാർട്ട്മെന്റിന്റെയോ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ ഒരു കോണിലാണ് റൂട്ടർ ഉള്ളതെങ്കിൽ, നിങ്ങളുടെ അപ്പാർട്ട്മെന്റിന്റെ മറ്റൊരു കോണിൽ ഒരു നിർജ്ജീവ മേഖല ഉണ്ടെങ്കിൽ, നിങ്ങളുടെ അപ്പാർട്ട്മെന്റിന്റെയോ വീടിന്റെയോ ജോലിസ്ഥലത്തിന്റെയോ മധ്യഭാഗത്തുള്ള ഒരു പുതിയ കേന്ദ്ര സ്ഥലത്തേക്ക് റൂട്ടർ മാറ്റാൻ ശ്രമിക്കുക. നിങ്ങളുടെ വയർലെസ് റൂട്ടറിന്റെ ആന്റിന മുകളിലാണെന്നും ലംബമായി ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത് തിരശ്ചീനമായി ചൂണ്ടിക്കാണിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരേ അളവിലുള്ള കവറേജ് ലഭിക്കില്ല. ഉപരോധങ്ങൾ കണ്ടെത്തുക, പുന oc സ്ഥാപിക്കുക മെറ്റൽ ഫയൽ അലമാരയ്‌ക്ക് പുറമെ നിങ്ങളുടെ വൈഫൈ റൂട്ടർ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ സിഗ്നൽ ശക്തി കുറയ്‌ക്കുന്നു. ശക്തമായ സിഗ്നൽ ശക്തിക്കായി നിങ്ങളുടെ സ്ഥാനം പുന osition സ്ഥാപിക്കാൻ ശ്രമിക്കുക, അത് നിർജ്ജീവ മേഖല നീക്കംചെയ്യുന്നുണ്ടോയെന്ന് കാണുക. കുറഞ്ഞ തിരക്കേറിയ വയർലെസ് നെറ്റ്‌വർക്കിലേക്ക് മാറ്റുക നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിനായി ഏറ്റവും തിരക്കേറിയ വയർലെസ് നെറ്റ്‌വർക്ക് കണ്ടെത്തുന്നതിന് Android- നായി അല്ലെങ്കിൽ വൈഫൈ അനലൈസർ മാക് അല്ലെങ്കിൽ വിൻഡോസിനായുള്ള SSIDer പോലുള്ള ഒരു ഗാഡ്‌ജെറ്റ് ഉപയോഗിക്കുക, അടുത്തതായി കൂടുതൽ വയർലെസ് നെറ്റ്‌വർക്കുകളിൽ നിന്ന് നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന് റൂട്ടറിലെ ക്രമീകരണം മാറ്റുക. മുകളിലുള്ള നുറുങ്ങുകളൊന്നും സഹായിക്കുന്നില്ലെങ്കിൽ ഒരു വലിയ പ്രദേശത്ത് കവറേജ് വ്യാപിപ്പിക്കുന്നതിന് നിങ്ങൾ ഒരു വയർലെസ് റിപ്പീറ്റർ സജ്ജീകരിക്കണം. വലിയ ഓഫീസുകളിലോ വീടുകളിലോ ഇത് പ്രധാനമാണ്. വൈഫൈ ഡെഡ് സോണുകൾ പരിഹരിക്കുന്നതിന് വയർഡ് ലിങ്ക് ഉപയോഗിക്കുക ഓൺലൈൻ ഇഥർനെറ്റ് വയറുകൾ സജ്ജീകരിക്കുന്നത് നിങ്ങൾ പരിഗണിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിലുടനീളം മികച്ച വയർലെസ് കവറേജ് ഉണ്ടെങ്കിലും നിങ്ങളുടെ കിടപ്പുമുറിയിൽ ഒരു വൈഫൈ സിഗ്നൽ ലഭിക്കുമെന്ന് തോന്നുന്നില്ല ഒരുപക്ഷേ നിങ്ങൾക്ക് മതിലുകൾക്കുള്ളിൽ മെറ്റൽ ചിക്കൻ വയറുകൾ ഉണ്ടായിരിക്കാം. റൂട്ടറിൽ നിന്ന് നിങ്ങളുടെ കിടപ്പുമുറിയിലേക്കോ ഒരു ജോടി പവർ ലൈൻ കണക്റ്ററുകളിലൂടെയോ നിങ്ങൾക്ക് ഒരു ഇഥർനെറ്റ് കേബിൾ പ്രവർത്തിപ്പിക്കാൻ കഴിയും, ചുരത്തിൽ അലഞ്ഞുതിരിയുന്ന കേബിളുകൾ കാണാൻ നിങ്ങൾക്ക് അത്ര താൽപ്പര്യമില്ലെങ്കിൽ, മുറിക്കുള്ളിൽ അധിക വയർലെസ് റൂട്ടർ സജ്ജമാക്കുക. മുമ്പത്തെ ശൂന്യമായ മുറിയിൽ നിങ്ങൾക്ക് വയർലെസ് ഇന്റർനെറ്റ് എൻട്രി ആവശ്യമാണ്. നിങ്ങൾക്ക് വയർലെസ് ഡെഡ് സോണുകൾ ഉണ്ടെങ്കിൽ റൂട്ടർ, അതിന്റെ സ്ഥാനം, നിങ്ങളുടെ അയൽക്കാർ, നിങ്ങളുടെ അപ്പാർട്ട്മെന്റിന്റെ മതിലുകൾ എന്തൊക്കെയാണ് നിർമ്മിച്ചിരിക്കുന്നത്, നിങ്ങളുടെ കവറേജ് സ്ഥലത്തിന്റെ വലുപ്പം, നിങ്ങളുടെ പക്കലുള്ള ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, കാര്യങ്ങൾ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നിവയെ ആശ്രയിച്ചിരിക്കും. പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്നത്ര കാര്യങ്ങളുണ്ട്, പക്ഷേ പ്രശ്‌നം പരിഹരിക്കാൻ ട്രയലും പിശകും നിങ്ങളെ സഹായിക്കും. നിങ്ങളുടെ വീടിനോ ഓഫീസിനോ അപ്പാർട്ടുമെന്റിനോ സമീപം നടന്നാൽ വയർലെസ് ഡെഡ് സോണുകൾ സങ്കീർണ്ണമല്ല. നിങ്ങൾ‌ അവ കണ്ടെത്തിയതിന്‌ ശേഷം, നിങ്ങൾക്ക് നിരവധി പരിഹാരങ്ങൾ‌ ഉപയോഗിച്ച് ട്രയൽ‌ ചെയ്‌ത് പ്രശ്‌നമുണ്ടാക്കുന്നതെന്തും ശരിയാക്കാം. Categories ഇന്റർനെറ്റ് ഗ്ലോസറി പോസ്റ്റ് വഴികാട്ടി ഒരു അഭിപ്രായം ഇടൂ മറുപടി റദ്ദാക്കുക വൈഫൈ സിഗ്നൽ ദൃ .ത പരിശോധിക്കുക സ്ഥിരസ്ഥിതി റൂട്ടർ ഐപി എങ്ങനെ കണ്ടെത്താം സ്ഥിരസ്ഥിതി ക്രമീകരണങ്ങളിലേക്ക് നിങ്ങളുടെ റൂട്ടർ പുന reset സജ്ജമാക്കുന്നതെങ്ങനെ നാല് ദിവസത്തിനിടെ രണ്ടാമത്തെ എഎപി എംഎല്‍എ ബിജെപിയില്‍; മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നുവെന്ന് കെജ്രിവാള്‍ നാല് ദിവസത്തിനിടെ രണ്ടാമത്തെ എഎപി എംഎല്‍എ ബിജെപിയില്‍; മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുന്നുവെന്ന് കെജ്രിവാള്‍ ബിജ്വാസന്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ദേവീന്ദര്‍ സെറാവത്താണ് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ദില്ലി: ഒരാഴ്ച്ചക്കിടെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് രണ്ടാമത്തെ എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറി. ബിജ്വാസന്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ദേവീന്ദര്‍ സെറാവത്ത് തിങ്കളാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്‍റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച എഎബി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നരേന്ദ്ര മോദി എംഎല്‍എമാരെ വിലയ്ക്കെടുക്കുകയാണെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. റാഫേല്‍ അഴിമതിയിലൂടെ ലഭിച്ച പണമുപയോഗിച്ചാണ് എംഎല്‍എമാരെ വിലയ്ക്കുവാങ്ങുന്നത്. എത്ര എംഎല്‍എമാരെ വിലയ്ക്കെടുത്തുവെന്ന് ബിജെപി വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശം; ഖാദി ബോർഡ് വൈസ് ചെയര്‍പേഴ്‍സണ്‍ സ്ഥാനം ശോഭന ജോർജ് രാജിവച്ചു എല്‍ഡിഎഫില്‍ സിപിഐ- കേരള കോണ്‍ഗ്രസ് എം പോര് കനക്കുന്നു; യോജിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന് വിമര്‍ശനം 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്ര ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ ചിപ്പ് നിർമാണം താളംതെറ്റുമോ? ചൈനപ്പേടിയിൽ ടെക് ലോകം അതിർത്തിയിൽ ചൈന സമ്മർദ്ദം തുടരുന്നതിനിടെ അവരിൽനിന്ന് മറ്റൊരു ഭീഷണികൂടി എത്തുന്നു. സംഗതി കുറച്ചു സങ്കീർണമാണ്. തായ്‌വാനെ ചൈന ബലംപ്രയോഗിച്ചു കീഴടക്കാൻ പോകുന്നുവെന്ന അഭ്യൂഹമാണ് ആശങ്കയ്ക്കു വഴിതെളിച്ചിരിക്കുന്നത്. തായ്‌വാനെ ചൈന പിടിച്ചാൽ നമുക്കെന്താണെന്ന ചോദ്യം ന്യായമായും വരാം. എന്നാൽ നമുക്കും നഷ്ടം വന്നേക്കാം. ആപ്പിൾ അടക്കമുള്ള വൻകിട കന്പനികൾ തങ്ങൾക്കാവശ്യമുള്ള പ്രോസസറുകൾക്കായി തായ്‌വാൻ കന്പനികളെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിനു പ്രോസസറുകൾ ലഭിക്കാതായാൽ ടെക് മേഖല കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പുകുത്തും. ഏതാനും മാസങ്ങളായി പ്രോസസറുകൾക്ക് വലിയ ക്ഷാമം നിലനിൽക്കുന്നുണ്ട്. കോവിഡ് അടക്കമുള്ള സാഹചര്യങ്ങൾ പ്രശ്നം സങ്കീർണമാക്കിയതിനിടെയാണ് പുതിയ ഭീഷണിയുമായി ചൈന വരുന്നത്. ചിപ്പ് ക്ഷാമംമൂലം കാർ കന്പനികൾ കഷ്ടപ്പെട്ടതുപോലെയാകും മൊബൈൽ നിർമാതാക്കളുടെയും കാര്യം. കംപ്യൂട്ടർ, ഫോണ്‍ നിർമാതാക്കൾക്കു പുറമേ കാമറ കന്പനികളെയും ചിപ്പ് ക്ഷാമം പ്രതികൂലമായി ബാധിക്കും. ഓരോന്നിന്‍റെയും വില കുതിച്ചുകയറാനും ഇതു വഴിയൊരുക്കും. തായ്‌വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് കന്പനി ലിമിറ്റഡ് ആണ് കരാർ അടിസ്ഥാനത്തിൽ ചിപ്പുകൾ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനം. തായ്‌വാനിലെ അവരുടെ ഫാക്ടറി പ്രതിസന്ധിയിലാണ് ഇപ്പോൾ. ആധുനിക ഉപകരണങ്ങൾക്കുവേണ്ട ചിപ്പുകൾ നിർമിക്കുന്നത് തായ്‌വാനിൽ മാത്രമായി കേന്ദ്രീകരിച്ചിക്കുന്നത് തങ്ങൾക്ക് ആശങ്കയാണെന്ന് ടിഎസ്എംസി നേരത്തേതന്നെ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ ജനാധിപത്യ സംവിധാനം നിലനിർക്കുന്ന തായ്‌വാനെ സ്വന്തം അധീനതയിലാക്കാൻ മടിക്കില്ലെന്ന ചൈനയുടെ ഭീഷണി അത്ര ചെറുതല്ല. ചിപ്പുകൾ ലഭ്യമല്ലാത്തതുമൂലം തങ്ങളുടെ വാഹനനിർമാതാക്കളുടെ ഭാവിയെക്കുറിച്ച് ജപ്പാൻ ഉൾപ്പെടെ ആശങ്കയിലാണ്. ജാപ്പനീസ് സർക്കാരും അവിടത്തെ ടെക് ഭീമനായ സോണിയും ടിഎസ്എംസിക്ക് ഒപ്പം ചേർന്ന് ഒരു ചിപ്പ് നിർമാണ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജാപ്പനീസ് സർക്കാർ ഇതിനായി 715 കോടി ഡോളറാണ് വകമാറ്റാൻ തയാറായിരിക്കുന്നത്. ജപ്പാനിലെ കുമാമോട്ടോയിൽ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഫാക്ടറി മൂന്നു വർഷത്തിനകം പ്രവർത്തനം തുടങ്ങും. ഇവിടെ ചിപ്പുകളും സെമികണ്ടക്ടറുകളും നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിപ്പ് ക്ഷാമംമൂലമുള്ള വിലക്കയറ്റം, പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുള്ള പ്രയാസം എന്നിവ ഇതിലൂടെ മറികടക്കാനാണ് ശ്രമം. വൻകിട ചിപ്പ് ഫാക്ടറി സ്ഥാപിക്കാൻ അമേരിക്കയും ടിഎസ്എംസിയെ ക്ഷണിച്ചിരിക്കുകയാണ്. 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ പ്രമുഖ ചൈനീസ് നിർമിത ബ്രാൻഡായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് എ 95 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. വൈകാതെതന്നെ ഇന്ത്യയിലും പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ആപ്പുകൾ ഉണ്ടാവും. കാണുന്ന ഓരോന്നും ഇൻസ്റ്റാൾ ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്‌ ഫോണുമായി ലാവ സോഷ്യൽ മീഡിയ കമ്യൂണിറ്റികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സോഷ്യൽമീഡിയ പ്രഫ ഡാറ്റാ എന്‍ജിനിയറാകാന്‍ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷന്‍ കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്കുവേണ്ടി 5 ജി അധിഷ്ഠിത ഇന്‍ഡസ്ട്രി കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭ 5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു കൊച്ചി 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുനിര ടെലികോം സേവന ഫേസ്ബുക്ക് കമ്യൂണിറ്റി മാനേജരാകാം, ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം സോഷ്യല്‍ മീഡിയയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമൂഹിക, വ്യാവസായിക മേഖലകളില്‍ വരുത്തിയിട്ടുള ഡാറ്റാ എന്‍ജിനീയറാകാൻ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷൻ പുതിയ കാലത്ത് അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് കപ്യൂട്ടിംഗ് വിശാലമാ ഐഫോണിനു പകരം കിട്ടിയത് നിർമ സോപ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വന്പൻ ഡിസ്കൗണ്ട് ഓഫർ കണ്ട് ആപ്പിൾ ഐഫോണ്‍ 12 ഓർഡർ ചെയ്തയാൾക്ക് കൊറിയറിൽ കിട്ടിയത് നിർമ അലക മൊബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. ഇതാ, ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച ജിടി നിയോ 2 എ കൽക്കരിക്ഷാമം രാജ്യത്തെ ഇരുട്ടിലാക്കുമോ, ലോഡ് ഷെഡിംഗ് വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ഒരുവശ ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ.. കോവിഡ് കാലത്തിനു മുമ്പ് വരെ കുട്ടികളിൽനിന്നു പരമാവധി അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രമിച്ചി സാംസംഗ് തങ്ങളുടെ ഗാലക്സി എ52എസ് എന്ന 5ജി ഫോണ്‍ പുറത്തിറക്കിയപ്പോൾ അതിലൊരു അത്ഭുതകരമായ ഫീച താങ്ങാവുന്ന വിലയിൽ മോട്ടോയുടെ ആദ്യ ടാബ് സ്കൂളുകൾ തുറക്കാറായെങ്കിലും ഓണ്‍ലൈൻ ക്ലാസുകൾ തുടരാനാണ് സാധ്യത. കൂടുതൽ നേരം മൊബൈൽ സ്ക്രീനിൽ 700 മെഗാഹേർട്സ് ബാൻഡിൽ 5ജി ട്രയൽ നടത്തി എയർടെൽ ഒപ്പൊ എ 95 പുറത്തിറങ്ങി; വില 19,600 രൂപ മുതൽ പ്രമുഖ ചൈനീസ് നിർമിത ബ്രാൻഡായ ഒപ്പോ പുതിയ ഹാൻഡ്സെറ്റ് എ 95 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. വൈകാതെതന്നെ ഇന്ത്യയിലും പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ആപ്പുകൾ ഉണ്ടാവും. കാണുന്ന ഓരോന്നും ഇൻസ്റ്റാൾ ആദ്യ ഇന്ത്യന്‍ 5ജി സ്മാര്‍ട്ട്‌ ഫോണുമായി ലാവ സോഷ്യൽ മീഡിയ കമ്യൂണിറ്റികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സോഷ്യൽമീഡിയ പ്രഫ ഡാറ്റാ എന്‍ജിനിയറാകാന്‍ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷന്‍ കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) വ്യവസായ മേഖലയ്ക്കുവേണ്ടി 5 ജി അധിഷ്ഠിത ഇന്‍ഡസ്ട്രി കൊച്ചി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഉല്‍സവ കാലത്തിനിടയ്ക്ക് അവതരിപ്പിക്കുന്ന ബജറ ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, ആ ഡിസ്പ്ലേയിൽ മറ്റൊരു അദ്ഭ 5 ജി സ്മാർട്ട് സിറ്റി ട്രയൽസ്: വീയും എൽ ആൻഡ് ടിയും കൈകോർക്കുന്നു കൊച്ചി 5 ജി അധിഷ്ഠിത സ്മാർട്ട് സിറ്റി സംവിധാനങ്ങളുടെ പൈലറ്റ് പദ്ധതിക്കായി മുനിര ടെലികോം സേവന ഫേസ്ബുക്ക് കമ്യൂണിറ്റി മാനേജരാകാം, ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാം സോഷ്യല്‍ മീഡിയയുടെ അഭൂതപൂര്‍വമായ വളര്‍ച്ച സാമൂഹിക, വ്യാവസായിക മേഖലകളില്‍ വരുത്തിയിട്ടുള ഡാറ്റാ എന്‍ജിനീയറാകാൻ ഗൂഗിള്‍ ക്ലൗഡ് സര്‍ട്ടിഫിക്കേഷൻ പുതിയ കാലത്ത് അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് കപ്യൂട്ടിംഗ് വിശാലമാ ഐഫോണിനു പകരം കിട്ടിയത് നിർമ സോപ്പ്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വന്പൻ ഡിസ്കൗണ്ട് ഓഫർ കണ്ട് ആപ്പിൾ ഐഫോണ്‍ 12 ഓർഡർ ചെയ്തയാൾക്ക് കൊറിയറിൽ കിട്ടിയത് നിർമ അലക മൊബൈൽ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് റിയൽമി. ഇതാ, ചൈനയിൽ കഴിഞ്ഞ മാസം അവതരിപ്പിച്ച ജിടി നിയോ 2 എ കൽക്കരിക്ഷാമം രാജ്യത്തെ ഇരുട്ടിലാക്കുമോ, ലോഡ് ഷെഡിംഗ് വരുമോ എന്നൊക്കെയുള്ള ആശങ്കകൾ ഒരുവശ ഓൺലൈൻ ക്ലാസ്: കുട്ടികൾ മൊബൈൽ അഡിക്ട് ആയോ? ഇതൊന്നു പരീക്ഷിക്കൂ.. കോവിഡ് കാലത്തിനു മുമ്പ് വരെ കുട്ടികളിൽനിന്നു പരമാവധി അകറ്റി നിർത്താൻ മാതാപിതാക്കൾ ശ്രമിച്ചി സാംസംഗ് തങ്ങളുടെ ഗാലക്സി എ52എസ് എന്ന 5ജി ഫോണ്‍ പുറത്തിറക്കിയപ്പോൾ അതിലൊരു അത്ഭുതകരമായ ഫീച താങ്ങാവുന്ന വിലയിൽ മോട്ടോയുടെ ആദ്യ ടാബ് സ്കൂളുകൾ തുറക്കാറായെങ്കിലും ഓണ്‍ലൈൻ ക്ലാസുകൾ തുടരാനാണ് സാധ്യത. കൂടുതൽ നേരം മൊബൈൽ സ്ക്രീനിൽ ആമസോണിന്‍റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ; ഹോം അസിസ്റ്റന്‍റ് റോബോട്ട് ആസ്ട്രോ കണ്ടവരാരും മറക്കാനിടയില്ലാത്ത സിനിമയാണ് സുരാജ് വെഞ്ഞാറമ്മൂട് തകർത്തഭിനയിച്ച ആൻഡ്രോയ്ഡ് ക "ഐമൊബൈല്‍ പേയി'ലൂടെ സ്പര്‍ശന രഹിത ബാങ്കിംഗ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്ക് കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിംഗ് ആപ്പായ "ഐമൊബൈല്‍ പേയി'ലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ തട് ഷാഡോഫാക്‌സ് ആദ്യ ഡെലിവറി സൂപ്പര്‍ ആപ്പ് പുറത്തിറക്കി കൊച്ചി: ഇന്ത്യയിലെ പ്രമുഖ ക്രൗഡ്‌സോഴ്‌സ്ഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായ ഷാഡോഫാക്‌സ് ടെക്‌നോളജീസ കൊച്ചി: ഓപ്പോ ഏറ്റവും പുതിയ മോഡൽ എ 55 ഇന്ത്യയില്‍ അവതരിപ്പിച്ചു. മികച്ച ട്രൂ 50 എംപി എഐ ട്രിപ്പിള്‍ കാമറയും 3 ഡി കര് കേള്‍ക്കാം കേള്‍ക്കാം കേട്ടുകൊണ്ടേയിരിക്കാം; ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം കേള്‍ക്കാം ആസ്വദിക്കാം അറിവുനേടാം പോഡ്കാസ്റ്റിംഗിലൂടെ  നിങ്ങള്‍ക്ക് ഒരു റേഡിയോ ഷോ ഉണ്ടെന്ന് ന ദീപാവലി മുന്നിൽകണ്ട് പ്രത്യേക പതിപ്പുകളും ഓഫറുകളുമായി ഒപ്പോ കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, ഉല്‍സവ സീസണോടനുബന്ധിച്ചു ഒപ്പോ റെനോ 6 പ്രോ 5ജി ഗോള്‍ഡ് ദീപാവലി ആറു മാസത്തിനായി പോയി, ഏഴു വർഷമായിട്ടും കറക്കം തന്നെ കറക്കം! ഡിസൈൻ, ഡിസ്പ്ലേ ഇതു രണ്ടുമാണ് ഷവോമിയുടെ മിക്സ് സീരീസ് ഫോണുകളുടെ പ്രധാന ആകർഷണം. ഇപ്പോഴിതാ, പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്നു മുതൽ ഒമിക്രോണ്‍: മധ്യപ്രദേശിൽ സ്കൂളുകൾ 50 ശതമാനം വിദ്യാർഥികളോടെ പ്രവർത്തിക്കാൻ തീരുമാനം അട്ടപ്പാടിൽ നടന്നത് ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് സുധാകരൻ നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു ബസുകളില്‍ എമർജൻസി ബട്ടണും ട്രാക്കിംഗും സ്ഥാപിക്കുന്ന ജോലി വേഗത്തിൽ പാർലമെന്‍റ് ശൈത്യകാല സമ്മേളനം ഇന്നു മുതൽ ഒമിക്രോണ്‍: മധ്യപ്രദേശിൽ സ്കൂളുകൾ 50 ശതമാനം വിദ്യാർഥികളോടെ പ്രവർത്തിക്കാൻ തീരുമാനം അട്ടപ്പാടിൽ നടന്നത് ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് സുധാകരൻ നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്റർ അന്തരിച്ചു ബസുകളില്‍ എമർജൻസി ബട്ടണും ട്രാക്കിംഗും സ്ഥാപിക്കുന്ന ജോലി വേഗത്തിൽ ഒരു വലിയ തൂവാലയോ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിച്ച് എല്ലായ്പ്പോഴും പരിചയെ മുൻ‌കൂട്ടി കാണുക. തൂവാല വെള്ളത്തിൽ ഒലിച്ചിറക്കി 5 മിനിറ്റെങ്കിലും പരിചയിൽ വയ്ക്കണം. നിങ്ങളുടെ കൈകൊണ്ട് അവശിഷ്ടങ്ങൾ താഴേയ്‌ക്കും പുറത്തേക്കും നീക്കുമ്പോൾ ടവൽ നീക്കംചെയ്‌ത് പരിചയുടെ മുകളിലൂടെ വെള്ളം ഒഴിക്കുക. ഉപരിതലത്തിൽ മാന്തികുഴിയുണ്ടാകാതിരിക്കാൻ മർദ്ദം നിലനിർത്തുക. ഈ തൂവാലയെ മുൻ‌കൂട്ടി കാണുന്നതിന് മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്. അഴുക്കും അവശിഷ്ടങ്ങളും മലിനമാകുന്നതിനാൽ വിൻഡ്‌ഷീൽഡ് അറ്റകുറ്റപ്പണിയുടെ മറ്റേതൊരു ഘട്ടത്തിലും ഇത് ഉപയോഗിക്കാൻ പാടില്ല. കുതിർക്കുന്ന തൂവാല പതിവായി കഴുകുക. സ്‌ക്രീൻ എല്ലാ ബഗ് ധൈര്യവും അഴുക്കും ഇല്ലാതെ കഴിഞ്ഞാൽ, നിങ്ങളുടെ അവസാന ശുദ്ധവും ചികിത്സയും ചെയ്യേണ്ട സമയമാണിത്. ഈ അന്തിമ ചികിത്സയിൽ സാധാരണഗതിയിൽ ശുദ്ധമായ സ്ക്രീനിൽ ലൈറ്റ് വാക്സ് അല്ലെങ്കിൽ ഫിലിം കോട്ടിംഗ് ഉപയോഗിച്ച് വെള്ളം ചിതറിക്കുകയും ബഗുകൾ, അഴുക്കുകൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കംചെയ്യുന്നത് ഭാവിയിലെ വൃത്തിയാക്കലിന് എളുപ്പമാക്കുകയും ചെയ്യുന്നു. നമ്പർ 538-9, യിൻ‌ഷാൻ റോഡ്, നാൻ‌ചെംഗ്, ഹുവാങ്‌യാൻ ഡിസ്ട്രിക്റ്റ്, തായ്‌ഷോ സിറ്റി, സെജിയാങ് പ്രവിശ്യ, ചൈന © പകർപ്പവകാശം 2010-2020: എല്ലാ അവകാശങ്ങളും നിക്ഷിപ്തം. തിരഞ്ഞെടുത്ത ഉൽപ്പന്നം സൈറ്റ്മാപ്പ് മോട്ടോർസൈക്കിൾ ഗ്യാസ് പെഡൽ, ഫ്ലാറ്റ് മോട്ടോർസൈക്കിൾ പെഡലുകൾ, കവാസാക്കി സ്കൂൾബാഗ് റാക്ക്, വെസ്പ ജിടിഎസ് 300 ജിടിവി ലഗേജ് റാക്ക്, വെസ്പ ജിടിഎസ് ജിടിവി 300 സ്കൂൾബാഗ് റാക്ക്, ഹോണ്ട എൻ‌മാക്സ് വിൻഡ്ഷീൽഡ്, മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എസ്. എന്‍.ഡി.പി. യോഗം വിമോചനസമിതി നേതാക്കള്‍ ദുരിതാശ്വാസ ക്യാമ്പുക ളില്‍ എത്തി മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ മഴക്കെടു തിയില്‍ ദുരന്തം ഉണ്ട ായ സ്ഥലങ്ങള്‍ എസ്.എന്‍.ഡി.പി. യോഗം വിമോചന സമിതി നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെ.എം. സന്തോഷ്‌കുമാര്‍, ട്രഷറര്‍ ശ്രീകുമാര്‍ ശ്രീപാദം, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മജേഷ് കാഞ്ഞിരപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ മു ക്കയം സെന്റ് ജോസഫ് സ്‌കൂള്‍, കൂ ട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് സ്‌കൂള്‍, ഏന്തയാര്‍ മര്‍ഫീ സ്‌കൂള്‍, കൊടുങ്ങ ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി. സ്‌കൂള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കിത്തോട് ആര്‍.വി.ജി.വി. എച്ച്.എസ്. സ്‌കൂള്‍, കൊരട്ടി സെന്റ് ജോസഫ് പാരീഷ് ഹാള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ആളുകള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയു ള്ള നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുകൊടുത്ത് മാതൃകയായി. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ പി.ആര്‍. അനുപമ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി. അനില്‍കുമാര്‍, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സജിമോന്‍, സി.പി.എ. ലോക്കല്‍ സെക്രട്ടറി റജീനാ റഫീക്ക്, ദിലീഷ് ദിവാകരന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചാര്‍ലി കോശി, പഞ്ചായത്തുമെമ്പര്‍മാര്‍, ആയിഷാ ഉസ്മാന്‍, ആന്‍സി അഗസ്റ്റിന്‍, രജനി സുധീര്‍, മായാ ജയേഷ്, രജനി സലിന്‍, സി.ഡി.എസ്. മെമ്പര്‍ ഷിജി സുനില്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍ ശ്യാമള ജെയിംസ്, ദീപു കൊടുങ്ങ, കാഞ്ഞിരപ്പള്ളി പഞ്ചായത്തുമെമ്പര്‍മാരായ സിന്ധു, സോമന്‍, ശ്യാമള ഗംഗാധരന്‍, റവന്യൂ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് സമിതി അംഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റുവാങ്ങി. സമിതി നേതാക്കളായ സംസ്ഥാന സെക്രട്ടറി പ്രദീപ് കോട്ടയം, സാബു ചിറക്കടവ്, മനോജ് ഈരാറ്റുപേട്ട, റ്റി.കെ. ബാലകൃഷ്ണന്‍, സന്തോഷ് ഈരാറ്റുപേട്ട, സുരേഷ് വയല, നിര്‍മ്മല മോഹന്‍, സജീവ് കുറിഞ്ഞി, മധു വയല, ജയേഷ് മണര്‍കാട്, ആഷിക് പ്രദീപ് എന്നിവരും ഒപ്പം ഉ ായിരുന്നു. Previous articleകൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി Next articleക്യാമ്പുകളില്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘം സന്ദര്‍ശിക്കും; മന്ത്രി വീണാ ജോര്‍ജ് ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ച ഗവർമെൻറ്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജിനെ ആദരിച്ചു മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രി താലൂക്കാശുപത്രിയായി ഉയർത്തണം എസ്‌ഡിപിഐ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു എസ്.ഐ അന്‍സല്‍ വിവാഹിതനാകുന്നു; വധു പൊന്‍കുന്നം സ്വദേശി നിമിഷ അബ്ദുൽ അസീസ് മൗലവി (56) നിര്യാതനായി 8 days before show time, a full-on revolt over the Oscars: പ്രതിഷേധങ്ങൾ ഫലം കാണുന്നു; പുരസ്കാരങ്ങളെല്ലാം ഓൺ എയറായി തന്നെ നൽകുമെന്ന് അക്കാദമി ഒമിക്രോൺ: കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെഗറ്റീവ് വഖഫ് ബോർഡ് നിയമനം: ഉടൻ പി.എസ്.സിക്ക് വിടില്ല, സമസ്‌ത നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ് മധ്യപ്രദേശിലെ കത്തോലിക്കാസഭ സ്‌കൂളിന് നേരെ ബജ്‌രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം എന്താണ് ‘ഫെയ്‌സ്‌ബുക്ക്‌ പ്രൊട്ടക്റ്റ്’, ആർക്കൊക്കെ ലഭിക്കും, എന്തുകൊണ്ട്? ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു; മുല്ലപ്പെരിയാറിലെ എട്ട് ഷട്ടറുകൾ അടച്ചു നാഗാലാൻഡിലെ സിവിലിയൻമാരുടെ കൊലപാതകം: സേനാ യൂനിറ്റിനെതിരെ പൊലീസ് എഫ്ഐആർ ഇന്ത്യയൊരു മഹാശക്തിയെന്ന് പുടിന്‍; റഷ്യയുമായുള്ള സൗഹൃദം അമൂല്യമെന്ന് മോദി; കൂടിക്കാഴ്ചയ്ക്ക് തുടക്കം ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തയും മികച്ച ക്യാപ്റ്റന്‍ ആര്; ഇര്‍ഫാന്‍ പത്താന്‍ പറയുന്നു Oscars 2019: പ്രതിഷേധങ്ങൾ ഫലം കാണുന്നു; പുരസ്കാരങ്ങളെല്ലാം ഓൺ എയറായി തന്നെ നൽകുമെന്ന് അക്കാദമി Oscars 2019: പ്രതിഷേധങ്ങൾ ഫലം കാണുന്നു; പുരസ്കാരങ്ങളെല്ലാം ഓൺ എയറായി തന്നെ നൽകുമെന്ന് അക്കാദമി ഒരാഴ്ചയോളമായി ഉയർന്നു കൊണ്ടിരിക്കുന്ന കടുത്ത പ്രതിഷേധങ്ങൾക്കു മുൻപിൽ ഒടുവിൽ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് മുട്ടുമടക്കിയിരിക്കുകയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 91-ാമത് ഓസ്കാർ അവാർഡ് ദാനചടങ്ങിന് അരങ്ങൊരുങ്ങാൻ എട്ടു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിനെതിരെ ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചില വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും അന്ത്യമാവുകയാണ്. ഒാസ്കാർ ചടങ്ങ് മൂന്നു മണിക്കൂറിനകത്തേക്ക് ചുരുക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി ഈ വർഷം മുതൽ സിനിമോട്ടോഗ്രഫി, ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ് എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ ‘ഒാഫ് എയറി’ൽ നൽകാൻ അക്കാദമി എടുത്ത തീരുമാനമാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ആ തീരുമാനവും ‘ഓഫ് എയർ’ പ്ലാനും ഉപേക്ഷിച്ച് പഴയ ക്ലാസ്സിക്കൽ സ്റ്റൈലിൽ തന്നെ പുരസ്കാരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ്. പബ്ലിക് റിലേഷനുമായി ബന്ധപ്പെട്ട ചില ഡിസാസ്റ്ററുകൾ, പിൻവാങ്ങലുകൾ, തെറ്റായ തീരുമാനങ്ങൾ എന്നിവയാണ് ആദ്യം ഓസ്കാർ അവാർഡുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ഫെബ്രുവരി 24-ാം തിയ്യതി നടക്കുന്ന അക്കാദമി പുരസ്‌കാരങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിൽ നിന്നും നാല് വിഭാഗങ്ങളെ സമയപരിമിതി മൂലം ഒഴിവാക്കുകയാണെന്നും തത്സമയ പ്രക്ഷേപണത്തിന്റെ ഇടവേളകളിൽ ഈ പുരസ്‌കാരങ്ങൾ നൽകാം എന്നുമുള്ള അക്കാദമിയുടെ തീരുമാനം കൂടി വന്നതോടെ 91-ാമത് അക്കാദമി അവാർഡുകളെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സിനിമാ നിർമാണത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ചിലതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഛായാഗ്രഹണവും എഡിറ്റിംഗും ഒഴിവാക്കിയവയിൽ ഉൾപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും വെട്ടിച്ചുരുക്കിയ ഷോ തന്നെയാണ് തുടരേണ്ടത് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഓസ്കാർ ഷോയുടെ റേറ്റിംഗ് തിരികെയെത്തിക്കാനായി പരവശപ്പെടുന്ന അക്കാദമി. ഈ വിഷയവുമായി ബന്ധപ്പെട്ട് മാർട്ടിൻ സ്കോർസെസെ, സ്പൈക്ക് ലീ, ബ്രാഡ് പിറ്റ്, ഛായാഗ്രാഹകൻ റോജർ ഡേകിൻസ്‌, സംവിധായകൻ ഡാമിയൻ ഷാസെൽ തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ചേർന്ന് അക്കാദമിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. ലൈവ് ആക്ഷൻ ഷോർട്ട്, ഹെയർ സ്റ്റൈലിംഗ്, മേക്കപ്പ് ഉൾപ്പെടെയുള്ള വിഭാഗങ്ങളെ എബിസിയുടെ തത്സമയ പ്രക്ഷേപണത്തിൽ നിന്നും മാറ്റാനായി തീരുമാനമെടുത്ത നേതൃത്വത്തിനെ വിമർശിച്ചുകൊണ്ടായിരുന്നു കത്ത്. “91-മത് അക്കാദമി അവാർഡ് ചടങ്ങിൽ സിനിമയുമായി സംബന്ധിച്ച് ഏറ്റവും പ്രധാനമായ മേഖലകളെ തരം താഴ്ത്തുക വഴി, സിനിമയോടുള്ള അഭിനിവേശം കൊണ്ട് തിരഞ്ഞെടുത്ത ഒരു തൊഴിലിനു വേണ്ടി ജീവിതമർപ്പിച്ച ഞങ്ങളെപ്പോലെയുള്ള വരെ അധിക്ഷേപിക്കുകയാണ് അക്കാദമി ചെയ്തത്. വിശിഷ്ടമായ സിനിമകൾ നിർമിക്കുന്നതിന് കാരണക്കാരായവരെ തിരിച്ചറിയാനും സംരക്ഷിക്കാനും ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനം തന്നെ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, സിനിമ എന്ന കൂട്ടായ കലയെ ആഘോഷിക്കുക എന്ന അക്കാദമിയുടെ ആദർശം നിന്നും വ്യതിചലിക്കുക കൂടിയാണ് ചെയ്യുന്നത്, ” കത്തിൽ അവർ എഴുതി. ‘തെറ്റായ വിവരം’ നൽകിയതിന്, ‘കൃത്യമല്ലാത്ത റിപ്പോർട്ടുകളെയും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെയും’ പഴിച്ചു കൊണ്ട് അക്കാദമിയും തിരികെ ഒരു കത്തെഴുതുകയുണ്ടായി. പ്രക്ഷേപണങ്ങളിൽ (തത്സമയം അല്ലെങ്കിൽ സ്റ്റേജിലേക്കുള്ള നടത്തം കാണാൻ സാധിക്കില്ല) ഈ വിഭാഗങ്ങളിൽ വിജയിച്ച നാല് പേരുടെ പ്രസംഗങ്ങൾ ഉൾപ്പെടുത്തുമെന്നും വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള നാല് മുതൽ ആറ് വിഭാഗങ്ങളെ വരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നും, അക്കാദമി പ്രസിഡന്റ് ആയ ഛായാഗ്രാഹകൻ ജോൺ ബെയ്‌ലിയും അക്കാഡമി ബോർഡ് ഓഫ് ഗവർണേഴ്‌സിലുള്ള മറ്റ് അംഗങ്ങളും ചേർന്ന് ഒപ്പിട്ട കത്തിൽ സൂചിപ്പിക്കുന്നു. “ജനങ്ങൾക്ക് പൊതുവേ മാറ്റങ്ങളോട് ഒരു പരുക്കൻ സമീപനമാണുള്ളത്. ചില സന്ദർഭങ്ങളിൽ മാറ്റമെന്നത് ഗ്രഹിക്കാൻ ബുദ്ധിമുട്ടാണ്. വാർത്ത പുറത്തു വന്ന രീതിയും തെറ്റായിരുന്നു എന്നെനിക്ക് തോന്നുന്നു. പക്ഷേ റേറ്റിംഗുകളുമായി പിടിച്ചു നിൽക്കേണ്ട ആവശ്യമുണ്ട്,” ‘ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്ഗ്‌സ്’ (The Ballad of Buster Scroggs) എന്ന ചിത്രത്തിന് ഈ വർഷം മികച്ച വസ്ത്രലങ്കാരകയ്ക്കുള്ള നാമനിർദേശം ലഭിച്ച അക്കാഡമി ബോർഡ് ഓഫ് ഗവേർനെഴ്സിലെ 54 അംഗങ്ങളിൽ ഒരാളുമായ മേരി സോഫ്രെസ് അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു. ഓസ്കാറിലേക്കു ‘ജനപ്രിയ ചിത്രം’ എന്ന വിഭാഗം ഉൾപ്പെടുത്താനുള്ള നടപടികൾ നടക്കുന്നുവെന്ന വിവരം വെളിച്ചത്തിലേക്ക് വന്നതു മുതലാണ് അക്കാദമിയുടെ ‘തലവേദന’ ആരംഭിച്ചത്. അത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കുകയും (സിനിമ വ്യവസായം അവസാനിച്ചുവെന്ന് പോലും റോബർട്ട് ലോവിനെപ്പോലെയുള്ളവർ പറയുകയുമുണ്ടായി) ഒരു മാസത്തിനുള്ളിൽ ആ അവാർഡിനുള്ള പദ്ധതി പിൻവലിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വർഷത്തെ അവാർഡിന് താനാണ് ആതിഥേയത്വം വഹിക്കുന്നതെന്ന് കെവിൻ ഹാർട്ട് സ്വയം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മുൻകാല ട്വീറ്റുകളെ ചൂണ്ടിക്കാണിച്ചു പലരും പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു ക്ഷമാപണം നടത്തി പ്രശ്നം പരിഹരിക്കാൻ തുനിഞ്ഞത് പിന്നെയും ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മണിക്കൂറുകൾക്കകം ആതിഥേയത്വത്തിൽ നിന്നും അദ്ദേഹം പിന്മാറുകയും എൽജിബിറ്റിക്യു സമൂഹത്തോട് മാപ്പെഴുതി നൽകുകയും ചെയ്തു. 91 വർഷത്തെ ചരിത്രത്തിൽ അഞ്ചാമത്തെ തവണ ഓസ്കാർ ആതിഥേയരില്ലാതെയായി. ഏറ്റവും അവസാനമായി ഇത്തരമൊരു സന്ദർഭമുണ്ടായത് കുപ്രസിദ്ധമായ റോബർട്ട് ലോവ്, സ്നോ വൈറ്റ് കൂട്ടുകെട്ട് വന്ന 1989-ലാണ്. പാരമ്പര്യത്തെ വളച്ചൊടിക്കാനുള്ള മറ്റു പല ശ്രമങ്ങളും വിപരീത ഫലം നൽകിയിട്ടുണ്ട്. മികച്ച ഗാനങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ സദസ്സിലെ പ്രകടനം ചുരുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച അക്കാദമി, പിന്നെ നാമനിർദേശം ലഭിച്ച എല്ലാ ഗാനങ്ങളും അവതരിപ്പിക്കാനുള്ള അവസരം നല്‍കുമെന്ന് വ്യക്തമാക്കി. “എല്ലാ ഗാനങ്ങളും ഉൾപ്പെടുത്തുക വഴി അവരെടുത്തത് ശരിയായ തീരുമാനമാണ്. രണ്ട് ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തുന്നത് ഉചിതമല്ല. മറ്റു ഗാനങ്ങൾ ഒന്നും തന്നെ നല്ലതല്ല എന്നു പറയുന്നത് പോലെയാകുമത്” ‘ആർബിജി’ എന്ന ചിത്രത്തിലെ ‘ഐ വിൽ ഫൈറ്റ്’ (ഞാൻ പോരാടും) എന്ന ഗാനത്തിന് നാമനിർദേശം ലഭിച്ച ഡിയാൻ വാറൻ അഭിപ്രായപ്പെട്ടു. അടുത്ത പത്തുവർഷത്തേക്ക് ഓസ്‌കാറിന്റെ പ്രക്ഷേപണാവകാശമുള്ള എബിസി, അക്കാദമിയിൽ സമ്മർദം ചെലുത്തി ഇത്തരം നീക്കങ്ങളിലേക്ക് എത്തിച്ചതാണെന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെക്കുറിച്ചു എബിസി ഇത് വരെ പ്രതികരിച്ചിട്ടില്ല. അക്കാദമി നേതൃത്വം പ്രതീക്ഷിച്ചതിനേക്കാൾ നിഷേധസൂചകമായ പ്രതികരണമാണ് അവരുടെ പ്രമുഖ അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഏറ്റവും ശക്തമായ രീതിയിൽ പ്രതികരിച്ചത് ഛായാഗ്രഹണത്തിൽ ഉൾപ്പെടെ നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ലഭിച്ച അൽഫോൻസോ കുവറോൺ ആണ്. “ഛായാഗ്രഹണവും എഡിറ്റിംഗും ഇല്ലാതെ ഒരു സിനിമ പോലും നിലനിന്നിട്ടില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. “ഛായാഗ്രഹണവും എഡിറ്റിംഗും എന്നാൽ സിനിമ തന്നെയാണ്” എന്നാണ് കഴിഞ്ഞ തവണത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ദി ഷെയ്പ്പ് ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകനും, കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുമായ ഗുല്ലെർമോ ഡി ടോറോ അഭിപ്രായപ്പെട്ടത്. “എനിക്കത് ഇഷ്ടമായില്ല. അതൊരു നല്ല കാര്യമാണെന്നും എനിക്ക് തോന്നുന്നില്ല. ഞാനൊരു കലാകാരിയാണ്. കഠിനാദ്ധ്വാനം ചെയ്‌ത്‌ ഞങ്ങൾക്ക് ലഭിച്ച കഴിവിനെ ഞങ്ങൾ വളർത്തിയെടുക്കുന്നു. അത് ലോകത്തിനോടൊപ്പം ആഘോഷിക്കാനും ഞങ്ങൾക്ക് സാധിക്കണം. പതിനഞ്ച് മിനിറ്റ് ഒരുപാട് വ്യത്യാസങ്ങൾ വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല,” മികച്ച സപ്പോർട്ടിങ് നടിക്കുള്ള നാമനിർദേശ പട്ടികയിലുള്ള റെജീന കിംഗ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. നാല് മണിക്കൂറിൽ അധികമുള്ള സംപ്രേക്ഷണ സമയം മൂന്ന് മണിക്കൂറിലേക്ക് ചുരുക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് അക്കാദമി. കഴിഞ്ഞ വർഷങ്ങളിൽ അവാർഡ് ഷോകളുടെ റേറ്റിംഗ് കുറയുന്ന പ്രവണതയാണ് കാണാൻ സാധിച്ചത്. പരിപാടികളുടെ സമയം കുറച്ചത് കൊണ്ട് കാഴ്ച ശീലങ്ങളെ എന്തെങ്കിലും തരത്തിൽ മാറ്റാൻ സാധിക്കുമോ എന്നുള്ളത് കണ്ടു തന്നെ അറിയണം. പ്രേക്ഷകവൃന്ദം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എല്ലാരിലേക്കും എത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രക്ഷേപണം നടത്താൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നത് വർധിച്ചു വരുന്നൊരു വെല്ലുവിളിയാണ്. സിനിമ സംരക്ഷണം, ഒരുപാട് കാലതാമസം നേരിട്ട നാന്നൂറ് കോടി ഡോളർ പദ്ധതിയായ ലോസ് ആഞ്ചെലെസ് മ്യൂസിയം എന്നിവയിൽ വർഷം മുഴുവൻ പങ്കാളിത്തമുള്ള ഒരു പ്രസ്ഥാനമായ അക്കാദമിയുടെ പ്രാഥമിക വരുമാന മാർഗം ഓസ്കാർ പ്രക്ഷേപണമാണ്. “അവാർഡ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയുക വഴി ലഭിക്കുന്നത് ആറ് മുതൽ ഏഴ് കോടി ഡോളർ വരെയാണ്. നിങ്ങൾക്ക് എങ്ങനെയാണു ഒരു വിനോദ പരിപാടിയെയും, വിജയികളെ ആദരിക്കുന്നൊരു പരിപാടിയും ഒരുമിച്ചു നടത്താൻ സാധിക്കുക?” രണ്ട് തവണ ഓസ്കാർ ലഭിച്ച മൈക്കിൾ ഡഗ്ലസ് അഭിപ്രായപ്പെട്ടു. “ഞാൻ ഈ അടുത്ത് ഗ്രാമി അവാർഡ് കാണുകയുണ്ടായി. ഒരുപാട് കാലത്തിനിടയ്ക്ക് കണ്ട മികച്ച ഓപ്പണിങ്ങുകളിൽ ഒന്നായിരുന്നു. ഒൻപതു അവാർഡുകൾ മാത്രമുള്ള മൂന്നര മണിക്കൂർ ഷോ. അവയെല്ലാം സംഗീതവുമായി ബന്ധപ്പെട്ടവയാണ്,” ഡൗഗ്ലസ് കൂട്ടിച്ചേർത്തു. ഓസ്കാർ പോലെത്തന്നെ ഹോളിവുഡും ചെറുതായി കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സ്റ്റുഡിയോകൾ എന്നറിയപ്പെടുന്ന ‘ബിഗ് സിക്സ്’സിന്റെ ഭാഗമായ, 83 വർഷം പ്രായമായ 20th സെഞ്ചുറി ഫോക്സ് ഈ വർഷം വാൾട്ട് ഡിസ്നിയുടെ ഭാഗമാകും. കുവറോണിന്റെ ‘റോമാ’ എന്ന ചിത്രം വഴി നെറ്റ്ഫ്ലിക്സ് ഈ വർഷം ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടാനും സാധ്യതയുണ്ട്. ആതിഥേയരില്ലാത്ത, വിവാദപരമായ ഓസ്കാർ പ്രക്ഷേപണത്തിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞപ്പോൾ ഈ വർഷത്തെ സിനിമകളെക്കുറിച്ചു ആരും സംസാരിക്കുന്നില്ല എന്നുള്ളതാണ് ഇതിലെ വിരോധാഭാസം. ഈ വർഷത്തെ നാമനിർദേശപ്പട്ടികയിൽ, അക്കാദമി ആഗ്രഹിക്കുന്നതു പോലെ, ഏറ്റവുമധികം ആളുകൾ കണ്ട, ഇത്തവണത്തെ ഏറ്റവും വലിയ ഡൊമസ്റ്റിക് ഹിറ്റായ ‘ബ്ലാക്ക് പാൻന്തർ’ പോലുള്ള ചിത്രങ്ങൾ ഉണ്ടായിട്ടും, സിനിമയെച്ചൊല്ലിയുള്ള ചർച്ചകൾ ഉണ്ടായില്ല എന്നുള്ളതാണ്. പ്രക്ഷേപണത്തിന് രണ്ടാഴ്ച തികച്ചില്ലാത്ത ഈ നേരത്തു പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുമോയെന്നു ചിലരെങ്കിലും സംശയിക്കുന്നു. “ഇനി ഏകദേശം പത്തു ദിവസം മാത്രമുള്ള സ്ഥിതിക്ക് ഓസ്‌കാറിന്‌ മുൻപായി സ്ഥിതിഗതികൾ ശാന്തമാകേണ്ടതുണ്ട്. എന്നെ കൂടുതൽ ഉത്കണ്ഠപെടുത്തുന്നത് ഓസ്‌കാറിന്‌ മുൻപേയും, അത് നടക്കുമ്പോഴും, അതിനു ശേഷവും ഉണ്ടാകാവുന്ന അസ്വസ്ഥതതകളാകും. എല്ലാരും നിയന്ത്രണവിധേയരാണെന്ന് അവർ ഉറപ്പു വരുത്തേണ്ടതുണ്ട്,” സോഫ്രേസ് അഭിപ്രായപ്പെട്ടു. യൂണിഫോമിൽ എസ്ഐയുടെ ‘സേവ് ദി ഡേറ്റ്’ ഫൊട്ടോഷൂട്ട്; വിവാദം Australia vs England, Ashes 2021-22: ആഷസ് പോരിന് നാളെ തുടക്കം; മത്സരക്രമം, സ്‌ക്വാഡ്, വേദികൾ, അറിയേണ്ടതെല്ലാം മൊസാണ്ട – ജസ്റ്റിൻ പി. ജയിംസ് എഴുതിയ കവിത യുപിയില്‍ 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി ‘പീഡിപ്പിച്ച’ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെ കേസ് സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ് Asian Metro News സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോയമ്പത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തിൽ മരിച്ചു.അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില അതീവഗുരുതരം മരണം 11 ആയി. ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളിൽ 9 പേർക്ക് ലൈസൻസ് അനുവദിച്ചു പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ മഞ്ഞ അലര്‍ട്ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയായതിനാല്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച ഭാഗങ്ങളിലാണ് ജാഗ്രത വേണ്ടത്. മാല മോഷണം മൂന്നാം പ്രതി പിടിയിൽ 0 പത്തനാപുരം ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആശിഷിന് സിവിൽ സർവീസ് പരീക്ഷയിൽ 291–ാം റാങ്ക് 0 കെ ടി ജലീലിന്റെ രാജി ധാർമികതയുടെ പേരിലല്ലെന്ന് രമേശ് ചെന്നിത്തല 0 ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു മുംബൈ: ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായാ ടിയോഗയുടെ ഒാേട്ടാമാറ്റിക് വേർഷൻ വിപണിയിലെത്തുന്നു. അടുത്ത വർഷമാണ് ടിയോഗ ഒാേട്ടാമാറ്റിക് വിപണിയിലെത്തുക. ടിയോഗയുടെ ഒാേട്ടാമാറ്റിക് വേർഷെൻറ ടെസ്റ്റിങ് ടാറ്റയുടെ പൂനെ പ്ലാൻറിനടുത്ത് നടത്തിയെന്നാണ് വിവരം. മാരുതി സെലിറിയോ, ഹ്യുണ്ടയ് െഎ10 എന്നിവക്കാവും ടിയാഗോ ഒാേട്ടാമാറ്റിക് കനത്ത വെല്ലുവിളിയുയർത്തുക. കാറുകളുടെ വിഭാഗത്തിൽ ടാറ്റയുടെ തലവര മാറ്റിയ മോഡലാണ് ടിയാഗോ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിപണിയിൽ സ്ഥാനമുറപ്പിക്കാൻ ടിയാഗോക്ക് സാധിച്ചിരുന്നു. പല മാസങ്ങളിലും കാറുകളുടെ വിൽപ്പനയിൽ ആദ്യം പത്തിൽ ഇടം പിടിക്കാനും ടിയാഗോക്ക് സാധിച്ചു. നിലവിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലുള്ള പെട്രോൾ–ഡീസൽ വേരിയൻറുകളാണ് ടിയാഗോക്ക് ഉളളത്. നിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ ഓമിക്രോൺ: സംസ്ഥാനത്ത് അധിക ഓക്സിജൻ കരുതൽ ശേഖരം; സജ്ജമാക്കിയത് 42 ഓക്സിജൻ ജനറേറ്ററുകൾ; പ്രതിദിന ഉത്പാദനം 354 മെട്രിക് ടൺ ഓക്സിജൻ എന്ന് മന്ത്രി വീണാ ജോർജ് കോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടി കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് ചുവടുമാറിയ കെ പി അനിൽകുമാറിന് നീക്കം പിഴച്ചില്ല; അനിൽകുമാറിനെ ഒഡെപെക്കിന്റെ ചെയർമാനായി നിയമിച്ചു; സിപിഎം ് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി നിയമിച്ചതിന് പിന്നാലെ സുപ്രധാന പദവി മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഇടതുമുന്നണി; 32 തദ്ദേശ വാർഡുകളിൽ ജയിച്ചത് 16 ഇടങ്ങളിൽ; യുഡിഎഫിന് 13; ഇടമലക്കുടിയിൽ ബിജെപിയുടെ നേട്ടം ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതും ഭരണം തുടരും; ഉപതിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ തൃണമൂലാണ് യഥാർഥ കോൺഗ്രസ്; യുദ്ധത്തിൽ ക്ഷീണിച്ചു പോയ പാർട്ടിയാണ് കോൺഗ്രസ്; ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷത്തിന്റെ സ്ഥാനം തങ്ങൾ ഏറ്റെടുത്തു; കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം; മമതയുടെ രാഷ്ട്രീയ മോഹത്തിലെ അപകടം തിരിച്ചറിഞ്ഞ് ഉണർന്നെണീറ്റ് കോൺഗ്രസും സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി; ഇരുപത്തിനാലാം ഗ്രാൻഡ് സ്ലാം കിരീടം ഇനിയും അകലെ തുടക്കം മുതൽ ആക്രമണം; ഏഴാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ ഗോൾ; ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ് മുന്നോട്ട്; പോയന്റ് പട്ടികയിൽ മൂന്നാമത് ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും എറിഞ്ഞൊതുക്കി ബൗളർമാർ; അർധ സെഞ്ചുറിയുമായി സച്ചിൻ ബേബിയും; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; ചണ്ഡിഗഡിനെ തോൽപ്പിച്ചത് ആറു വിക്കറ്റിന് ഹെൽമറ്റ് ധരിക്കാത്തതിന് പൊലീസ് അച്ഛന്റെ കരണത്തടിച്ചു; പേടിച്ചുപോയെന്ന് മകൾ; പിഴയീടാക്കാം, മുഖത്ത് അടിക്കുന്നത് എന്തിനെന്ന് പിതാവും; തെലങ്കാനയിൽ ഹെൽമറ്റ് ധരിക്കാത്ത യുവാവിനെ മുഖത്തടിച്ച് പൊലീസ്; വീഡിയോ വൈറൽ പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി കുഞ്ഞിളം കയ്യിൽ ഒലിവിലയും ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം ആമസോൺ സെർവർ ഡൗൺ ആയതോടെ ലോകത്തിന്റെ ശ്വാസം നിലച്ചു; സാധനങ്ങൾ ഡെലിവറി ചെയ്യാനാകാതെ ഏജന്റുമാർ വഴിയിൽ കുത്തിയിരുന്നു; ഉപ്പ് മുതൽ കർപ്പൂരം വരെ ആമസോണിലേക്ക് മാറ്റിയ ലോകം പകച്ചു പോയ ദിവസം മുഖ്യമന്ത്രിയുടെ ഉപദേശക ആയപ്പോൾ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ ഇനി ഐഎംഎഫ് തലപ്പത്ത്; ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്; ഓമിക്രോൺ കാലത്തെ മാക്രോ ഇക്കണോമിക് വെല്ലുവിളികൾ നേരിടാൻ മലയാളി സാമ്പത്തിക വിദഗ്ധ ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ തങ്ക അങ്കി ഘോഷയാത്രയ്ക്ക് 22ന് തുടക്കമാകും; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും 26നും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ നിർമ്മാതാവാകുന്നു മൈക്ക്' ന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി; ചിത്രമെത്തുന്നത് വൻതാരനിരയോടെ നിറഞ്ഞാടി അല്ലു അർജുൻ; മൊട്ടത്തലയുമായി 'വില്ലൻ' ഫഹദും പുഷ്പ' ട്രെയ്ലർ ഹിറ്റ് നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്നെ മിന്നൽ മുരളിയെത്തും മിന്നൽ മുരളി'യുടെ ആദ്യ പ്രീമിയർ ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ 'മതവിഷമൊളിപ്പിച്ച സ്റ്റിക്കർ പതിപ്പിക്കാൻ ഈ മോൻ ചിരിയോടെ സമ്മതം നൽകി; അവനറിയില്ല നല്കിയവന്റെ ഉള്ളിലെ മതവിഷം; കാണിച്ചത് ശുദ്ധ തെമ്മാടിത്തരം തന്നെയാണ് ബാബ്റി സ്റ്റിക്കർ വിഷയത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം ഡിസംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം മുന്നറിയിപ്പ് നൽകിയിട്ടും പഠിക്കാത്ത പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച തന്ത്രശാലി; അതിർത്തി കടന്നുള്ള സർജിക്കൽ സ്‌ട്രൈക്കിന്റെ സൂത്രധാരന്മാരിൽ ഒരാൾ; നാഗാ തീവ്രവാദികളെ മ്യാന്മർ അതിർത്തി കടന്ന് വകവരുത്തിയ ഓപ്പറേഷന് പിന്നിലെ ബുദ്ധികേന്ദ്രം; ഭീകരതയെ ചെറുക്കാനും തിരിച്ചടിക്കാനും മികവ് കാട്ടിയ കരിയർ; ചോരയ്ക്ക് ചോരകൊണ്ട് മറുപടി നൽകിയ ധീരൻ; ബിപിൻ റാവത്തിന് ബിഗ് സല്യൂട്ട് ആ ധീരൻ വിടവാങ്ങി; മരണത്തോട് പൊരുതി മണിക്കൂറുകൾ; കൂനൂർ സൈനിക കോപ്ടർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു; ദുരന്തത്തിൽ നഷ്ടമായത് റാവത്തിന്റെയും ഭാര്യയുടെയും അടക്കം 13 വിലപ്പെട്ട ജീവനുകൾ; രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്; അപകടം കനത്ത മൂടൽമഞ്ഞിൽ പെട്ട്; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അഞ്ച് വർഷം മുമ്പ് അച്ഛൻ മരിച്ചപ്പോൾ കുടുംബഭാരം ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ; സഹോദരിയുടെ വിവാഹ ചെലവിനായി ലോണെടുക്കാൻ തടസമായത് കാർ കയറാത്ത രണ്ട് സെന്റ് ഭൂമി; പ്രതീക്ഷ നൽകി ന്യൂജനറേഷൻ ബാങ്കിന്റെ ലോൺ വാഗ്ദാനവും; ഒടുവിൽ ആ സ്വപ്നവും പൊലിഞ്ഞപ്പോൾ സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ആത്മഹത്യ; വിപിന്റെ അകാല വിയോഗത്തിൽ തേങ്ങി നാട് ഇനി റോഡ് ടെസ്റ്റിലാതെ ഡ്രൈവിങ്ങ് ലൈസൻസ്; ലൈസൻസിന് യോഗ്യത ലഭിക്കുക അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക്; നിയമ ഭേദഗതി നടപ്പാക്കുക ജൂലൈ 1 മുതൽ ന്യൂഡൽഹി അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസൻസ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പാക്കും. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവ തമാശപറഞ്ഞ് ചിരിച്ച് നടുവിൽ എലിസബത്ത് രാജ്ഞി; ചുറ്റിനും ലോക നേതാക്കൾ; രണ്ടു മീറ്റർ അകലം പാലിച്ച് ഫോട്ടോഷൂട്ട്; പ്രോട്ടോക്കോൾ തെറ്റിച്ച് ജോ ബൈഡൻ; കോൺവാൾ ജി 7 മീറ്റിലെ സുന്ദര ദൃശ്യങ്ങൾ ഇങ്ങനെ നിയമപരമായി അധികാരം മുഴുവൻ പാർലമെന്റിലും മന്ത്രിസഭയിലും നിക്ഷിപ്തമാണെങ്കിലും, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരിയാണ് ബ്രിട്ടീഷ് രാജ്ഞി. അതുകൊണ്ടു തന്നെ ബ്രിട്ടനിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ അവർക്ക യുപിയെ ഒറ്റയ്ക്ക് ഭരിച്ച കാൻഷിറാമിന്റെ ശിഷ്യ; കേരളത്തിൽ പോലും പഞ്ചായത്ത് മെമ്പർമാരെ സൃഷ്ടിച്ച ദേശീയ പാർട്ടി; 2012ലെ തോൽവിക്ക് ശേഷം ബഹൻജിക്ക് സംഭവിക്കുന്നത് കാലക്കേടുകൾ; മായവതി ബിജെപിയുടെ സഖ്യകക്ഷി നേതാവാകുമോ? ബി എസ് പിക്ക് പഴയ കരുത്ത് നഷ്ടമാകുമ്പോൾ ന്യൂഡൽഹി: പ്രധാനമന്ത്രിയായി പോലും ഒരുകാലത്ത് ഉയർത്തിക്കാട്ടിയ നേതാവായിരുന്നു മായാവതി. യുപിയെ ഒറ്റയ്ക്ക് ഭരിച്ച ബി എസ് പിയുടെ നേതാവ്. എന്നാൽ ഇന്ന് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായിക്കൊണ്ട അയൽപക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക; ഭക്ഷണം, കളിപ്പാട്ടങ്ങൾ എന്നിവ പങ്കുവയ്ക്കരുത്; കോവിഡ് മൂന്നാംതരംഗത്തിന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; കുട്ടികളിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്തു കുട്ടികളെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികൾ മുഖാവരണം (മാസ്‌ക്) ഉപയോഗിക്കേണ്ടതില്ലെന്നു കേ ഹലോ പൊലീസിൽ നിന്നാണ്, നിങ്ങളുടെ പേഴ്‌സ് കളഞ്ഞുകിട്ടിയിട്ടുണ്ട്; അതിലൊന്നുമില്ല സർ കളഞ്ഞേക്ക്; പക്ഷെ പേഴ്‌സ് പരിശോധിച്ച പൊലീസ് കണ്ടത് രണ്ടുലക്ഷം രൂപ; പിന്നെ ട്വിസ്റ്റ് രാഹുലിനെ മുമ്പിൽ നിർത്തി മോദിയെ നേരിടുക പ്രയാസം; പകരക്കാരനായി ശരത് പവാറെത്തും; പ്രശാന്ത് കിഷോർ ഒരുങ്ങുന്നത് പ്രാദേശിക പാർട്ടികളെ കൂട്ടിച്ചേർത്തുള്ള മോദി വിരുദ്ധ സഖ്യം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കാറ്റും കേരളത്തിൽ സിപിഎമ്മിന് അനുകൂലമായേക്കും മുംബൈ: എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് ദേശീയ രാഷ്ടീയം ചർച്ച ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ മുമ്പിൽ നിർത്തി മോദിയെ നേരിടുക പ്ര ജൂനിയറിനെ സീനിയറാക്കാൻ അവധി എടുത്ത മേധാവി; വർമ്മയ്ക്ക് പ്രെമോഷൻ കിട്ടുന്നതിലൂടെ ലക്ഷ്യമിട്ടത് എല്ലാ മാസവും കൂടുതൽ പെൻഷൻ ഉറപ്പാക്കുക എന്ന തന്ത്രം; കള്ളി കണ്ടെത്തി അക്കൗണ്ടന്റ്‌ ജനറൽ; വനസംരക്ഷണത്തിൽ പരിശീലനം ഇല്ലാത്തവർക്ക് നിയമന ഉത്തരവ് നൽകിയതും വിരമിച്ച ഉന്നതൻ; വനംവകുപ്പിൽ എന്തും നടക്കുമോ? തിരുവനന്തപുരം: വനംവകുപ്പിൽ നടക്കുന്നതെല്ലാം അതിവിചിത്ര കാര്യങ്ങൾ. വനസംരക്ഷണത്തിൽ പരിശീലനം ലഭിക്കാത്ത 54 പേരെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നേരിട്ടു നിയമിക്കാനുള്ള മുൻ വനം മേധാവിയുടെ കത്ത് ഇതിന് തെള രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് ഒളിത്താവളത്തിലെത്തിയത് രണ്ടും കൽപ്പിച്ച്; ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിയേറ്റു; പരിക്കേറ്റത് നാലോളം പൊലീസുകാർക്ക്; അപ്രതീക്ഷിത അക്രമത്തിലും പതറാതെ പൊലീസ്; ഗുണ്ടാസംഘത്തെ പൊലീസ് കീഴടക്കിയത് അതി സാഹസികമായി എംപിമാരും എംഎൽഎമാരും പ്രധാന പദവികളിൽ; ഒരാൾക്ക് ഒരു പദവി നയം ഉപേക്ഷിച്ച് കോൺഗ്രസ്; ഡിസിസി പ്രസിഡന്റാകാൻ ഇടിച്ചു നിൽക്കുന്നവരിൽ ഏറെയും എംപിമാരും എംഎൽഎമാരും; തിരുവനന്തപുരത്ത് ശബരീനാഥും ആലപ്പുഴയിൽ ഷാനിമോളും പരിഗണനയിൽ; സീറ്റുമില്ല ഭാരവാഹിത്വവുമില്ലാത്തതിനാൽ നിരാശപ്പെട്ട് മുതിർന്ന നേതാക്കൾ തിരുവനന്തപുരം: കണ്ണൂരിൽ നിന്നുള്ള എംപിയാണ് കെ സുധാകരൻ. സുധാകരൻ കെപിസിസി പ്രസിഡന്റായി 16ന് ചുമതല ഏൽക്കുന്നതോടെ 'ഒരാൾ ഒരു പദവി' എന്ന സംസ്ഥാന കോൺഗ്രസിലെ സംഘടനാ തത്വം ഇല്ലാതാകും. ഇതോടെ പാർട്ടി അഴിച്ചുപണിയ ആദ്യം നിർമ്മിച്ചിരുന്നത് ആചാരങ്ങളുമായും ഉൽസവങ്ങളുമായും ബന്ധപ്പെട്ട ഉപയോഗത്തിന്; ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്നതിനാൽ അറിയപ്പെട്ടത് സാധാരണക്കാരന്റെ മദ്യമെന്ന്; കാലത്തിനനുസരിച്ച് മുഖം മിനുക്കിയപ്പോൾ പേര് ബംഗ്ലയെന്നായി; ബംഗാളിന്റെ സ്വന്തം വാറ്റിന്റെ കഥ കൊൽക്കത്ത: ഇന്ത്യയിൽ പ്രദേശിക മദ്യങ്ങൾക്ക് വിപണനസാധ്യതകൾ കണ്ടെത്തുന്നത് അപൂർവ്വം സംസ്ഥാനങ്ങൾ മാത്രമാണ്.ഗോവയിൽ കശുമാങ്ങയിൽ നിന്നുള്ള ഫെനി പോലെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ ഗോത്രങ്ങൾക്കു പ്രത്യേകം ഫോട്ടോ കാണിച്ചപ്പോൾ പതർച്ചയോടെ ബന്ധു പറഞ്ഞത് ഇങ്ങനെ ഒരാളെ കണ്ടില്ലെന്ന്; പ്രതി മനസ്സിലാക്കിയത് മറ്റൊരു വിധത്തിൽ; പൊലീസ് വീടുവളഞ്ഞുവെന്ന അബദ്ധ ധാരണയിൽ ഇറങ്ങി ഓടി കൈയിൽ വിലങ്ങുവാങ്ങി; ആ പീഡകൻ ആളുചില്ലറക്കാരനല്ല; മാർട്ടിൻ ജോസഫിന്റെ ആഡംബര ജീവിതത്തിന് പിന്നിൽ മണിചെയിൻ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ വീടില്ല; താമസിക്കുന്നത് അനിയന്റെ വീട്ടിൽ; കുടുംബ വിഹിതം കിട്ടിയ ഒരേക്കറിൽ വീടു പണിതു തിരുവനന്തപുരത്ത് നിന്നും താമസം മാറ്റും; സജീവ രാഷ്ട്രീയം വിട്ടു പുതുപ്പള്ളിക്കാരുടെ എംഎൽഎ ആയി മാത്രം കഴിയാൻ ആലോചിച്ച് മുൻ മുഖ്യമന്ത്രി കോട്ടയം: പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞാണ് ഉമ്മൻ ചാണ്ടി. 50 വർഷത്തിൽ അധികം പുതുപ്പള്ളിയുടെ എംഎൽഎയായ മുൻ മുഖ്യമന്ത്രി. എല്ലാ ആഴ്ചയിലും രണ്ടു ദിവസം എന്തു തിരക്കുണ്ടെങ്കിലും പുതുപ്പള്ളിയിൽ എത്തുന്ന നേതാവ് മൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽ പാലക്കാട്: നെന്മാറയിൽ യുവതിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കൾ രംഗത്തു വരുമ്പോൾ ആ പ്രണയകഥയ്ക്ക് പുതിയ തലം വരുന്നു. മൂന്നു മാസം മുൻപ് ആണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച ജനങ്ങളുടെ വറുതിക്കാലത്തു പൊലീസിനെ മുൻനിർത്തി നടത്തിയതു കൊയ്ത്തുത്സവം; കഴിഞ്ഞ വർഷത്തെ ലോക്ഡൗണിലെ കൊയ്ത്തിനെ അപേക്ഷിച്ച് ഇത്തവണ ലഭിച്ചത് മികച്ച വിളവ്; ലോക്ഡൗൺ ലംഘനത്തിൽ പിഴയിട്ട് പൊലീസ് സർക്കാരിന് നൽകിയത് 35 കോടി തിരുവനന്തപുരം: ട്രോളിങ്ങ് നിരോധന സമയത്ത് കടലിൽ പോകാതെ വറുതിയുടെ കഥ പറയുന്ന കടൽത്തീരത്തെ പോലെ ലോക്ഡൗൺ കാരണം സാമ്പത്തീക ഞെരുക്കത്തിന്റെ കഥയാണ് പൊതുസമൂഹം പറയുന്നത്. എന്നാൽ സർക്കാരകട്ടെ ട്രോളിങ്ങ് കാലത് ഇന്നലെ സമ്പൂർണ്ണ ഇളവ്; ഇന്നും നാളേയും സമ്പൂർണ്ണ നിയന്ത്രണവും; പുറത്തിറങ്ങുന്നവരെ എല്ലാം അറസ്റ്റു ചെയ്യും; പൊലീസ് നടപ്പാക്കുക ഫലത്തിൽ ട്രിപ്പൾ ലോക്ഡൗൺ; ഇടവിട്ട് നിയന്ത്രണം കർശനമാക്കുന്നത് ഗുണകരമാകുമോ എന്നും സംശയം; കോവിഡ് ടിപിആർ 10%ത്തിൽ താഴെയാക്കാൻ പാടുപെട്ട് കേരളം തിരുവനന്തപുരം: ഇന്നലെ റോഡിൽ മുഴുവൻ തിരക്കായിരുന്നു. ഇന്ന് നിയന്ത്രണവും, കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിനു സമ നിലപാടുകളിൽ കണിശക്കാരൻ; യുദ്ധമുറകളിൽ അഗ്രഗണ്യൻ; അതിർത്തി കടന്നും ശത്രുക്കളെ തിരിച്ചടിക്കാനുള്ള ഉൾക്കരുത്തും; ബിരുദ പഠനം നടത്തിയ കൂനൂരിൽ അപ്രതീക്ഷിത വിയോഗവും; ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച; ഭൗതിക ദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കും കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ റഷ്യയ്ക്ക് വളരെ അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു; സംയുക്ത സൈനിക മേധാവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി റഷ്യ ഓമിക്രോൺ: സംസ്ഥാനത്ത് അധിക ഓക്സിജൻ കരുതൽ ശേഖരം; സജ്ജമാക്കിയത് 42 ഓക്സിജൻ ജനറേറ്ററുകൾ; പ്രതിദിന ഉത്പാദനം 354 മെട്രിക് ടൺ ഓക്സിജൻ എന്ന് മന്ത്രി വീണാ ജോർജ് സെറീന വില്യംസ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി; ഇരുപത്തിനാലാം ഗ്രാൻഡ് സ്ലാം കിരീടം ഇനിയും അകലെ ബാലാവകാശ കമ്മീഷൻ അധികാര പരിധി ലംഘിച്ചു; അമ്മയെയും മക്കളെയും മാനസിക രോഗ ചികിത്സയ്ക്ക് വിധേയമാക്കി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി കോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടി തുടക്കം മുതൽ ആക്രമണം; ഏഴാം മിനിറ്റിൽ ഒഗ്‌ബെച്ചെയുടെ ഗോൾ; ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ് മുന്നോട്ട്; പോയന്റ് പട്ടികയിൽ മൂന്നാമത് തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും; ബിഗ് സല്യൂട്ട്; ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ മമ്മൂട്ടി വീടിനുള്ളിൽ പ്രസവിച്ചു; കുഞ്ഞിന്റെ കരച്ചിൽ കേട്ടുവന്ന അയൽവാസിയോട് പറഞ്ഞത് കോവിഡ് ആണെന്ന്; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ; കേസെടുത്തു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ രാത്രി തുറക്കുന്നത് വിലക്കണം; ജലം തുറന്നുവിടുന്നത് തീരുമാനിക്കാൻ സമിതി രൂപവത്കരിക്കണം; ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടണം; സുപ്രീം കോടതിയിൽ പുതിയ അപേക്ഷ ഫയൽ ചെയ്ത് കേരളം മോഹിച്ചിരുന്നത് റിട്ടയർമെന്റിന് ശേഷം ജന്മനാട്ടിൽ ഒരു വീട് വയ്ക്കാൻ; ഒടുവിൽ ഉത്തരാഖണ്ഡിലെ പൗരിയിൽ എത്തിയത് 2018 ൽ; കുലദേവതയെ കണ്ട് വണങ്ങി മടങ്ങി എന്ന് കണ്ണീരോടെ ഓർമിച്ച് അമ്മാവൻ; ഓരോ ചുവട് വയ്പിലും ബിപിൻ റാവത്ത് കാത്തത് സൈനിക കുടുംബത്തിന്റെ പാരമ്പര്യം രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ റാവത്തിന്റെ നല്ലപാതി; സൈനിക വിധവകൾക്കും മക്കൾക്കും ആശ്രിതർക്കും തുണയായ ജീവിതം; കാൻസർ ബാധിതർക്കും കൈത്താങ്ങ്; മരണത്തിലും ഭർത്താവിന്റെ കൈപിടിച്ച് മധുലിക ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടറിൽ നിന്ന് വീണ ദമ്പതികളിൽ ഭർത്താവ് തടിലോറി കയറി മരിച്ചു; അപകടമുണ്ടാക്കിയ ഓട്ടോ നിർത്താതെ പോയി; ദാരുണമായി മരിച്ചത് ചുമട്ടു തൊഴിലാളി ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചെന്ന് കർഷക സംഘടന; സമരം അവസാനിക്കുന്നതിൽ അന്തിമ പ്രഖ്യാപനം വ്യാഴാഴ്ച ഏകദിനത്തിലും വിരാട് കോലി പടിയിറങ്ങി; രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകൻ; ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സ്ഥാനം നിലനിർത്തി രഹാനെയും പുജാരയും 'അരുവിത്തറ എന്ന സ്ഥലമുണ്ടോ ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേര്; അങ്ങനെ പറയണം വന്ധ്യത ക്യാംപിനെ പറ്റി അറിയിക്കാൻ വിളിച്ച നഴ്സിനോട് സിപിഎം കൗൺസിലറിന്റെ പ്രതികരണം ഇങ്ങനെ; ഇസ്ലാമിസ്റ്റുകൾ രാജ്യം സ്ഥാപിക്കുമ്പോൾ അത്യന്തം വേദനാജനകമാണ് അപകടവാർത്ത; രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്ന് മുഖ്യമന്ത്രി രാജ്യത്തിന്റെ തീരാനഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ റസ്സിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയും പാപ്പുവാ ന്യു ഗിനിയായുടെ അപ്പസ്തോലിക് നുണ്‍ഷ്യോയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളുടെയും ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും മേലദ്ധ്യക്ഷന്‍മാരുടെയും വൈദിക സന്ന്യസ്ത അല്മായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെട്ട മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍ മ്മികത്വം വഹിച്ചു. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്സ്ജെറാള്‍ഡും സി.ബി.സി.ഐ. സെക്രട്ടറി ജനറല്‍ റൈറ്റ്. റവ. ഡോ. തെയഡോര്‍ മസ്ക്കെരാനാസും സഹ കാര്‍മ്മികരായിരുന്നു. സി.ബി.സി.ഐ. പ്രസിഡന്‍റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. മെത്രാഭി ഷേക ചടങ്ങിനോടനുബന്ധിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ ഡോ. സൂസെപാക്യം എന്നി വര്‍ നവാഭിഷിക്തനായ ആര്‍ച്ചുബിഷപ്പിന് ആശംസകള്‍ അര്‍പ്പിച്ചു. മതനേതാക്കളും രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തിനകത്തുതന്നെ ഞാൻ കാണാത്ത ധാരാളം സ്ഥലങ്ങളുണ്ട്.ഈ അടുത്ത ദിവസം ബ്ലോഗർ കെ.എം.വേണുഗോപാലുമായി കാസർഗോഡ് ജില്ലയിൽ ചില സ്ഥലങ്ങൾ കണ്ടു. കൊച്ചി: മോഫിയ പർവീൻ്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സിഐ സി എൽ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. അതിനിടെ, സിഐ സി എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി വൈ എസ് പി വി രാജീവിനാണ് അന്വേഷണ ചുമതല. അനെർട്ടിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളിൽ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്തിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. പിണറായി ഗ്രാമപഞ്ചായത്തിൽ മാതൃക പദ്ധതി എന്ന നിലയിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിച്ചത്. 13 സർക്കാർ സ്ഥാപനങ്ങളിൽ ഓൺഗ്രിഡ് പദ്ധതിയിലും 17 അംഗൻവാടികളിലായി ഓരോ കിലോവാട്ട് വീതം ശേഷിയുള്ള ഓഫ് ഗ്രിഡ് സൗരോർജ നിലയങ്ങളുമാണ് സ്ഥാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും സൗരവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിർണയത്തിനായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങളിറക്കിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കോവിഡ് മരണ സർട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. അർഹരായ എല്ലാവർക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിർണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കുന്നതാണ്. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (അഡീഷണൽ ജില്ലാ കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ/ ജില്ലാ സർവൈലൻസ് മെഡിക്കൽ ഓഫീസർ (കോവിഡ് ജില്ലയിലെ ഒരു മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി (ജില്ലയിൽ മെഡിക്കൽ കോളേജ് ഇല്ലെങ്കിൽ ഡിഎസ്ഒ (നോൺ കോവിഡ്) പരിഗണിക്കും സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ദ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) ഉൾപ്പെട്ട വിഷയ വിദഗ്ദ്ധൻ എന്നിവർ ചേർന്നതാണ് ജില്ലാ മരണ നിർണയ സമിതി. നേരത്തെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും ആവശ്യമെങ്കിൽ പുതിയ രീതിയിലുള്ള കോവിഡ് 19 മരണ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷൻ നമ്പർ അവർ ഓൺലൈനായി നൽകണം. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാർ, ജനന മരണ രജിസ്ട്രാർ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്. സംസ്ഥാന മെഡിക്കൽ ബോർഡ് ജില്ലകൾക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സൊമാലിയയിൽ തുടരുന്ന കടുത്ത വരൾച്ചയിൽ രണ്ടരക്കോടിയിലധികം ആളുകൾ ബുദ്ധിമുട്ടുന്നു എന്ന് സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടന അറിയിച്ചു. വരൾച്ചാ അടിയന്തിരാവസ്ഥ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ, സോമാലിയയിലെ കുട്ടികളും മുതിർന്നവരുമായ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും ജലദൗർലഭ്യതയും മൂലം മരണഭീതിയിലാണെന്ന് സംഘടന വെളിപ്പെടുത്തി. 2021 വർഷത്തിന്റെ അവസാനത്തോടെ അഞ്ചു വയസിന് താഴെ മാത്രം പ്രായമുള്ള ഒന്നേകാൽ കോടിയോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവുമൂലമുള്ള ദുരിതങ്ങൾ അനുഭവിക്കുമെന്ന് തങ്ങൾ ഭയപ്പെടുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഈയൊരവസരത്തിൽ തങ്ങളാലാകുന്ന വിധത്തിൽ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ അന്താരാഷ്ട്രസംഘടന, തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ സഹായങ്ങൾ ആവശ്യപ്പെട്ടു. സോമാലിയയിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനവും വരൾച്ചയുടെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആകെയുള്ള 74 ജില്ലകളിൽ 66 ജില്ലകളിലും കടുത്ത ജലദൗലഭ്യത അനുഭവപ്പെടുന്നുണ്ട്. കടുത്ത വരൾച്ചയിൽ ജലസ്രോതസ്സുകൾ വറ്റിയതുമൂലം കൃഷിവിളകൾ നഷ്ടപ്പെട്ടുവെന്നും, പലയിടങ്ങളിലും മൃഗങ്ങൾ ചത്തൊടുങ്ങുന്നുണ്ടെന്നും, റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി പ്രതികൂലസാഹചര്യങ്ങളിലും പിടിച്ചു നിൽക്കുന്നവരാണെങ്കിലും, നിലവിലെ വരൾച്ച അതിരൂക്ഷമാണെന്നും, അതിനെ തരണം ചെയ്യാൻ സാധാരണ ആളുകൾക്ക് അസാധ്യമാണെന്നും സോമാലിയയിലെ സേവ് ദ ചിൽഡ്രൻ ഡയറക്ടർ മുഹമ്മദ് മുഹമ്മദ് ഹസൻ പറഞ്ഞു. അപകടകരമായ അവസ്ഥയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാനും അവർക്ക് ഭാവി ഉറപ്പുനൽകാനും 100 വർഷത്തിലേറെയായി പോരാടുന്ന അന്താരാഷ്ട്ര സംഘടനയായ സേവ് ദി ചിൽഡ്രൻ, ഇപ്പോഴത്തെ പ്രതിസന്ധിയിൽ, വരൾച്ച ബാധിത സമൂഹങ്ങൾക്കും കുട്ടികൾക്കും ജലവും ഭക്ഷണവും നൽകുകയും, പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നുണ്ട്. നിലവിലെ കാലാവസ്ഥാ പ്രതിസന്ധിയിൽ സോമാലിയയിലെ കുട്ടികൾ കാരണക്കാരല്ലെന്നും, അന്തരാഷ്ട്രസമൂഹം ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത്, കുട്ടികളുടെ സംരക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും സേവ് ദ ചിൽഡ്രൻ സോമാലിയ ഡയറക്ടർ മുഹമ്മദ് ഹസൻ ആവശ്യപ്പെട്ടു. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നു, അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായം ഫാസില്‍ 'ഇന്നലെ രാത്രി സംസാരിച്ചപ്പോള്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന് കണ്ണീരോടെ മലയാള സിനിമ 'നാലഞ്ചു ദിവസത്തെ ഷൂട്ടിംഗിന് ശേഷം നയന്‍താര വിളിച്ചു, അഭിനയത്തില്‍ ഫാസില്‍ സര്‍ തൃപ്തനല്ല എന്നൊരു തോന്നല്‍ സത്യന്‍ അന്തിക്കാട് പറയുന്നു 'മലയന്‍കുഞ്ഞ് ഫഹദും ഫാസിലും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു; തിരക്കഥ മഹേഷ് നാരായണന്‍ അപ്പോള്‍ തോന്നിയ ഒരു കൗതുകവും കുസൃതിയും; ഹരികൃഷ്ണന്‌സിന്റെ മൂന്ന് ക്ലൈമാക്‌സുകള്‍; മനസ്സുതുറന്ന് ഫാസില്‍ "ഇപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ടീനേജ് പടം ചെയ്യാനാവില്ല, അങ്ങനെ പുതിയ ആള്‍ക്കാരെ വച്ചെടുത്തു, ന്യൂജെന്‍ എന്ന് പേരുമിട്ടു ഫാസില്‍ ' പൃഥ്വിയുടെ സമര്‍പ്പണമാണ് എന്നെക്കൊണ്ട് ആ സിനിമ ചെയ്യിച്ചത് തുറന്നുപറഞ്ഞ് ഫാസില്‍ അഭിനയത്തിലേക്ക് കൗതുകം കൊണ്ട് ചാടിവീഴുന്നതല്ല, ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങുന്നതാണ്: തുറന്നു പറഞ്ഞ് സംവിധായകന്‍ ഫാസില്‍ മോഹന്‍ലാലും ശോഭനയും അടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളും സമയം നോക്കാതെ അതില്‍ ഇന്‍വോള്‍വ്ഡ് ആയി: ഫാസില്‍ റാംജി റാവു സ്പീക്കിംഗിനും ഇന്‍ ഹരിഹര്‍ നഗറിനും ആദ്യം കണ്ടുവെച്ച പേര് മറ്റൊന്ന്; ഈ പേരുകള്‍ക്ക് പിന്നില്‍ മറ്റൊരു ഹിറ്റ് സംവിധായകന്‍ കള്ളി മുണ്ടുടുത്തു തോര്‍ത്തു തലയില്‍ കെട്ടി അരയില്‍ ബെല്‍റ്റും കെട്ടി കുഞ്ഞാലി മരക്കാര്‍ യുദ്ധത്തിന് പോയിട്ടുണ്ടാവില്ല: പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് ആന്റണി പെരുമ്പാവൂരാണോ? മറുപടി പറഞ്ഞ് നിര്‍മ്മാതാവ് ഇന്ന് 3277 പേര്‍ക്ക് കോവിഡ്; പരിശോധനയില്‍ കുറവു വരുത്തി 'എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാന്‍ അറിയില്ലാലോ വ്യാജ സന്ദേശം പങ്കുവച്ച ഹരിശ്രീ അശോകന് ട്രോള്‍ പൂരം മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ; കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ 'ഞാനൊരു ഡയലോഗ് നിതിനോട് പറഞ്ഞിരുന്നു, അത് കൂടിയുണ്ടായിരുന്നേല്‍ കാവല്‍ 100 കോടി ക്ലബ്ബില്‍ കേറിയേനെ: സുരേഷ് ഗോപി ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. 1982 ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി. ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം രചയിതാവ് രചയിതാവിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം സൂചിക സൂചികയുടെ സംവാദം താൾ താളിന്റെ സംവാദം പരിഭാഷ പരിഭാഷയുടെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക ആൎയ്യവൈദ്യചരിത്രം/പതിനൊന്നാം അദ്ധ്യായം (ഉൾപ്പെടുത്തൽ) ‎ (← കണ്ണികൾ തിരുത്തുക) വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. മനുഷ്യക്കടത്ത് ഇരകൾക്ക് അഭയമായി ഖത്തർ പ്രവാസി നിക്ഷേപ കമ്പനി ബൈജു ജോർജ് എം ഡി സൗദിയിൽ തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം 25 ശതമാനമായി ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഖത്തറുമായി കുവൈത്ത് ഒപ്പുവെച്ചു | വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തിക്കാൻ നടപടിയായി യു.എ.ഇ വിമാനത്താവളങ്ങളിൽ കൊറോണ വൈറസിനെതിരെ സ്ക്രീൻ ടെസ്റ്റ് തുടങ്ങി അഴിമതി കുറഞ്ഞ രാജ്യമെന്ന പദവി വീണ്ടും യു.എ.ഇക്ക് ദുബായില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പുതിയ നിര്‍ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കമിതാക്കൾക്ക് ഇനി ജയിലിൽ സുഖിക്കാം; ഭാര്യക്ക് 22 വര്‍ഷം തടവ്, കാമുകന് 27 വര്‍ഷം ക്രൂരതയ്ക്കു അർഹിച്ച ശിക്ഷ നൽകി കോടതി ; June 21, 2018 editor123 reporterLeave a Comment on കമിതാക്കൾക്ക് ഇനി ജയിലിൽ സുഖിക്കാം; ഭാര്യക്ക് 22 വര്‍ഷം തടവ്, കാമുകന് 27 വര്‍ഷം ക്രൂരതയ്ക്കു അർഹിച്ച ശിക്ഷ നൽകി കോടതി ; പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം(34) ആസ്ട്രേലിയയില്‍ കൊലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകനായ പാലക്കാട് സ്വദേശി അരുണ്‍ കമലാസനും തടവ് ശിക്ഷ. സോഫിയക്ക് 22 വര്‍ഷത്തെ തടവും അരുണ്‍ കമലാസനന് 27 വര്‍ഷത്തെ തടവുശിക്ഷയുമാണ് വിക്ടോറിയന്‍ കോടതി വിധിച്ചത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആസ്ട്രേലിയയിലെ മെല്‍ബണില്‍ യു.എ.ഇ എക്സ്ചേഞ്ച് സെന്‍ററിലെ ജോലിക്കാരനായിരുന്ന സാം എബ്രഹാം 2015 ഒക്ടോബര്‍ 14 നാണ് കൊല്ലപ്പെട്ടത്. മെല്‍ബണിലെ താമസസ്ഥലത്തുവെച്ച്‌ സോഫിയ അരുണ്‍ കമലാസനുമായി ചേര്‍ന്ന് സയനൈഡ് ചേര്‍ത്ത ആഹാരം നല്‍കി സാമിനെ കൊല്ലുകയായിരുന്നു. ഭര്‍ത്താവ് ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭര്‍ത്താവിന്‍െറ മൃതദേഹം നാട്ടിലത്തെിച്ച്‌ ഒക്ടോബര്‍ 23ന് സംസ്കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു. എന്നാല്‍, സോഫിയയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കള്‍ സാമിന്‍െറ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മെല്‍ബണില്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. രഹസ്യപൊലീസ് ഇരുവരുടെയും മൊബൈല്‍ സംഭാഷണം നിരീക്ഷിച്ച്‌ കൊലപാതകത്തിന്‍െറ ചുരുളഴിച്ചു. ഉടന്‍ സോഫിയെയും അരുണ്‍ കമലാസനെയും പൊലീസ് അറസ്റ്റു ചെയ്തു. അന്നുമുതല്‍ ഇരുവരും റിമാന്‍ഡിലാണ്. കരവാളൂര്‍ പുത്തുത്തടം സ്വദേശിനിയും സാമിന്‍െറ ഇടവകയില്‍പെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ് 2008ല്‍ വിവാഹത്തിലെത്തിയത്. നേരത്തേ ഗള്‍ഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ആസ്ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ് 2013ല്‍ അവിടെയത്തെിയത്. എന്‍ജിനീയറിങ് ബിരുദധാരിയായ സോഫി മെല്‍ബണില്‍ ഒരു കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുടെ അവിഹിതബന്ധം സാം ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു. അതിനിടെ, മെല്‍ബണ്‍ റെയില്‍വേസ്റ്റേഷനില്‍വെച്ച്‌ സാമിനുനേരെ ആക്രമണമുണ്ടായി. കാര്‍പാര്‍ക്കിങ് ഏരിയയില്‍വെച്ച്‌ മുഖംമൂടി ധരിച്ച യുവാവ് സാമിനെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഈ അക്രമണം നടത്തിയത് അരുണ്‍ കമലാസനാണെന്ന് പിന്നീട് തെളിഞ്ഞു. സാമിന്‍െറ മൃതദേഹവുമായി നാട്ടിലത്തെിയിട്ട് സോഫി മൂന്നുദിവസത്തിനുശേഷം മെല്‍ബണിലേക്ക് മടങ്ങി. അവിടെയത്തെിയ സോഫി പഴയ വീട് ഉപേക്ഷിച്ച്‌ കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന് വഴിത്തിരിവായി. കരവാളൂര്‍ മാര്‍ത്തോമാ ഇടവകയിലെ സാമൂഹികപ്രവര്‍ത്തകനായിരുന്ന സാം നല്ലൊരു ഗായകന്‍ കൂടിയായിരുന്നു. പത്ത് വയസ്സുള്ള ഒരു മകനുണ്ട്. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം;കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത പോലീസിലെ ദാസ്യപ്പണിയെ കളിയാക്കി ജോയ് മാത്യു; ഇത്രക്ക് പേടിച്ച്‌ തൂറികളാണോ നമ്മിടെ ജനപ്രതിനിധികള്‍; അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങിനെ സുരക്ഷിതരാവും ? സിപിഎമ്മിനെതിരെയുള്ള വാർത്തകൾ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനുള്ള തന്ത്രങ്ങൾ മാത്രം -മുഖ്യമന്ത്രി.. പിസി ജോര്‍ജിന് ഒരു വര്‍ഷം തടവോ കന്യാസ്ട്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഊരിപ്പോരുമോ എംഎൽഎ ഇനിയെങ്കിലും വാ അടക്കുമോ പിസി ; ഇന്ധന വിലവർധന ജനങ്ങളെ ബിജെപിയിൽ നിന്ന്‌ അകറ്റി; കേരളത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പാർട്ടിവിട്ടെന്ന്‌ പി പി മുകുന്ദൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി ‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം 'പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്, വിളിപ്പിച്ചത് നന്നായി കുഞ്ഞാലിക്കുട്ടി Samakalika Malayalam 'പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്, വിളിപ്പിച്ചത് നന്നായി കുഞ്ഞാലിക്കുട്ടി കൊച്ചി: ചന്ദ്രികയ്ക്കെതിരായ ആരോപണത്തിൽ ഇഡിക്ക് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. തന്നെ വിളിപ്പിച്ചത് നന്നായെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചെന്നും സാക്ഷിയെന്ന നിലയിലാണ് വിവരങ്ങൾ തേടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നരയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ കുഞ്ഞാലിക്കുട്ടി ഏഴേ മുക്കാലോടെയാണ് മടങ്ങിയത്. അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങൾക്കായി ചന്ദ്രിക പത്രത്തിന്റെ ഫിനാൻസ് മാനേജർ സമീറിനെയും എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. കേസിൽ മൊയിൻ അലി ശിഹാബ് തങ്ങളെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിപ്പണമായ 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിൻറെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി ഇടപാട് നടത്തിയെന്ന പരാതിയും എൻഫോഴ്സ്മെന്റിന് മുന്നിലുണ്ട്. 'എന്നെ വിളിപ്പിച്ചത് നന്നായി. പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്. ഇഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, സാക്ഷി എന്ന നിലയിലാണ് വിവരങ്ങൾ തേടിയത്.' ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് അന്വേഷിക്കുന്ന ഈ കേസിലാണ് മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണത്തിന്റെ ഉറവിടവും ഭൂമി ഇടപാടും എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്. അതിനിടെ ചന്ദ്രിക പത്രത്തിൻറെ ഫിനാൻസ് മാനേജർ സമീറിനെയും ഇഡി ചോദ്യം ചെയ്തു. പത്രത്തിൻറെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ജീവനക്കാരുടെ മുടങ്ങിക്കിടന്ന ശമ്പളവും പിഎഫ് വിഹിതവും നൽകുന്നതിനാണെന്നാണ് സമീറിൻറെ മൊഴി. പിൻവലിച്ച പണമുപയോഗിച്ച് ഭൂമി വാങ്ങിയതായി തനിക്ക് അറിയില്ലെന്നും പാലാരിവട്ടം പാലം അഴിമതിയിൽ ലഭിച്ച പണമല്ല ഇതെന്നും സമീർ മൊഴി നൽകിയിട്ടുണ്ട്. പണം സംബന്ധിച്ച രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും സമീർ കൈമാറി. തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) തൊട്ടരികില്‍ പക്ഷി, ചെങ്കുത്തായ മലനിരയില്‍ ഹിമപ്പുലിയുടെ 'ഒളിച്ചുകളി ഒടുവില്‍ വീഡിയോ) 'ജവാദിന്റെ' സ്വാധീനം, ഇണകളെ ആകര്‍ഷിക്കാന്‍ നീല നിറത്തിലേക്ക് മാറി കൂട്ടത്തോടെ തവളകള്‍- വീഡിയോ കുഞ്ഞിനെ കടിച്ചുവലിച്ച് സിംഹം, ജീവന്‍ രക്ഷിക്കാന്‍ പോരാടി അമ്മ ജിറാഫ്; ഒടുവില്‍ വീഡിയോ ) വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ (വീഡിയോ) കോസ്മെറ്റിക് ബാഗ് ഉയർന്ന നിലവാരമുള്ള പി.യു മാറ്റ് മെറ്റീരിയലാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് സ്പർശിക്കാൻ സുഖകരവും വാട്ടർപ്രൂഫ്, വസ്ത്രം പ്രതിരോധം എന്നിവയുടെ ഫലങ്ങളുമുണ്ട്. വൃത്താകൃതി, ശക്തമായ വൈരുദ്ധ്യമുള്ള നിറങ്ങൾ, വർണ്ണാഭമായ, ദൈനംദിന സൗന്ദര്യവർദ്ധകവസ്തുക്കൾ, ലിപ്സ്റ്റിക്ക്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, ബ്രഷുകൾ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ആവശ്യമായ മറ്റ് ചെറിയ ഇനങ്ങൾ. സൗന്ദര്യവർദ്ധക വസ്‌തുക്കളും സംഭരണ ഇനങ്ങളും സ്ഥാപിക്കാൻ അനുയോജ്യം. ക്രിയേറ്റീവ് പോർട്ടബിൾ ജ്വല്ലറി സ്റ്റോറേജ് ബോക്സ് സംഭരിക്കുക അദ്വിതീയ വ്യക്തിഗത രൂപകൽപ്പന, ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ PU മെറ്റീരിയലുകൾ ഉപയോഗിച്ച്, മികച്ചതും മൃദുവായതുമായ വെൽവെറ്റിന്റെ ആന്തരിക തിരഞ്ഞെടുപ്പ്, ഉയർന്ന നിലവാരമുള്ള, മാന്യമായ സ്വഭാവം വെളിപ്പെടുത്തി. അകത്ത് ഒന്നിലധികം കമ്പാർട്ടുമെന്റുകളുണ്ട്, അത് വളയങ്ങൾ, മാലകൾ, ലിപ്സ്റ്റിക്കുകൾ, ബ്രേസ്ലെറ്റുകൾ, വാച്ചുകൾ തുടങ്ങിയവ സൂക്ഷിക്കാൻ സൗകര്യപ്രദമാണ്, ഇനങ്ങൾ അടുക്കുന്നതിനും സംഭരിക്കുന്നതിനും നിങ്ങളെ അനുവദിക്കുന്നു. പുതിയ കോസ്മെറ്റിക് ബാഗ് സ്റ്റോറേജ് ബാഗ് മൾട്ടി-ഫംഗ്ഷൻ സ്ക്വയർ കോസ്മെറ്റിക് ബാഗ് സ്റ്റോറേജ് ബോക്സ് ഫാക്ടറി നേരിട്ടുള്ള വിൽപ്പന മൾട്ടി ഫംഗ്ഷണൽ ഓർഗനൈസർ, ഈ പോർട്ടബിൾ മൾട്ടിഫങ്ഷണൽ ട്രാവൽ കോസ്മെറ്റിക് ബാഗ് സ്റ്റോറേജ് ബോക്സ് ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഓക്സ്ഫോർഡ് തുണി മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അത് സ്പ്ലാഷ് പ്രൂഫ്, ഘർഷണം പ്രതിരോധം, കണ്ണുനീർ-പ്രൂഫ്, വൃത്തിയാക്കാൻ എളുപ്പമാണ്. യാത്ര, do ട്ട്‌ഡോർ ബാക്ക്‌പാക്കിംഗ്, ഹൈക്കിംഗ്, വെക്കേഷൻ ക്യാമ്പിംഗ്, നീന്തൽക്കുളത്തിലേക്കോ കടലിലേക്കോ പോകുന്നത്, ബീച്ച്, ജിം എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്. പുതിയ നൈലോൺ ഡം‌പ്ലിംഗ് കോസ്മെറ്റിക് ബാഗ് വാട്ടർപ്രൂഫ് സ്റ്റോറേജ് ടോയ്‌ലട്രി ബാഗ് ഉയർന്ന നിലവാരം: യാത്രാ അവശ്യ ബാഗ് ഉയർന്ന നിലവാരമുള്ള നൈലോൺ, വാട്ടർപ്രൂഫ്, മോടിയുള്ളത്, വൃത്തിയാക്കാൻ എളുപ്പമുള്ളത്, പുനരുപയോഗിക്കാൻ കഴിയുന്ന, പരിസ്ഥിതി സൗഹാർദ്ദം, നീണ്ട സേവന ജീവിതം, സൗന്ദര്യവർദ്ധകവസ്തുക്കളുടെ മികച്ച സംഭരണം, പ്ലാസ്റ്റിക് ബാഗുകൾക്ക് അനുയോജ്യമായ പകരമാണ്. പോർട്ടബിൾ കോസ്മെറ്റിക് ബാഗ് യാത്ര കോസ്മെറ്റിക് സ്റ്റോറേജ് ബാഗ് പോൾക്ക ഡോട്ട് കോസ്മെറ്റിക് ബാഗ് കോസ്മെറ്റിക് ബാഗ് ഒരു വാഷ് ബാഗ് മാത്രമല്ല, ഒരു കോസ്മെറ്റിക് ബാഗ്, ഒരു സംഭരണ ബാഗ് മുതലായവ ആകാം. ഉയർന്ന നിലവാരമുള്ള പരിസ്ഥിതി സ friendly ഹൃദ പോളിസ്റ്റർ മെറ്റീരിയൽ, ഈർപ്പം-പ്രൂഫ്, വാട്ടർപ്രൂഫ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്നത് നിങ്ങളുടെ ഇനങ്ങൾ നന്നായി സംരക്ഷിക്കാനും വൃത്തിയാക്കാൻ വളരെ എളുപ്പവുമാണ്. സുതാര്യമായ പിവിസി കോസ്മെറ്റിക് വാഷ് ബാഗ് വാട്ടർപ്രൂഫ് പോർട്ടബിൾ കോസ്മെറ്റിക് ബാഗ് ബീച്ച് ബാഗ് ഞങ്ങളുടെ സുതാര്യമായ ക്ലീനിംഗ് ബാഗുകൾ ഉയർന്ന നിലവാരമുള്ള പിവിസി മെറ്റീരിയലുകളാൽ നിർമ്മിച്ചവയാണ്, മികച്ച ഉരച്ചിലുകൾ പ്രതിരോധം, ജല പ്രതിരോധം, പ്രാണികളോടുള്ള ഉയർന്ന പ്രതിരോധം, ഫംഗസ്, മൃഗങ്ങൾ, പൂപ്പൽ, പൂപ്പൽ, ചെംചീയൽ, നിരവധി രാസവസ്തുക്കൾ എന്നിവയ്ക്ക് ദീർഘകാല ഉപയോഗ അനുഭവം നൽകാൻ കഴിയും. പുതിയ വർഷത്തിൽ ആവേശകരമായ തുടക്കം. നിഫ്റ്റി 14,000-നു മുകളിൽ ഉറച്ച നേട്ടം കാണിക്കുന്നു. സെൻസെക്സ് 47,900-നു മുകളിലായി. പെട്രോളിലും ഡീസലിലും എത്തനോൾ 20 ശതമാനമാക്കുന്നതിനു സർക്കാർ ഉദ്ദേശിക്കുന്നതായി പെട്രോളിയം മന്ത്രാലയ സെക്രട്ടറി തരുൺ കപൂർ ഇന്നു പറഞ്ഞു. പഞ്ചസാരമില്ലുകൾക്ക് ഇതു നേട്ടമാകും. ബൽറാംപുർ ചീനി മിൽസ്, ബജാജ് ഹിന്ദുസ്ഥാൻ തുടങ്ങിയവയ്ക്ക് എത്തനോൾ നിർമാണ പ്ലാൻറുകൾ ഉണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനാണു കൂടുതൽ എത്തനോൾ ഇന്ധനത്തിൽ ചേർക്കുന്നത്. ബാങ്ക് ഓഹരികൾ ഇന്നും ദൗർബല്യം കാണിച്ചു. റിലയൻസും അങ്ങനെ തന്നെ. മൈക്രോ ഫിനാൻസുകാർക്ക് ആസാമിൽ കർശന വ്യവസ്ഥകളും നിയന്ത്രണങ്ങളും വരുന്നത് ബന്ധൻ ബാങ്കിൻ്റെ വളർച്ചയ്ക്കു താൽക്കാ കേ തടസങ്ങൾ ഉണ്ടാക്കുമെന്ന മക്കാറി റിപ്പോർട്ട് ബാങ്കിൻ്റെ ഓഹരി വില താഴ്ത്തി. ലോക വിപണിയിൽ സ്വർണവും ക്രൂഡ് ഓയിലും കാര്യമായ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,440 രൂപയായി. ഋതുഭേദങ്ങൾക്കതീതമായി ഉള്ളിന്റെയുള്ളിൽ എന്നെന്നും പൂത്തു തളിർത്ത്‌ ഓർമകളുടെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും. മറ്റു ചിലത്, വാടിക്കരിഞ്ഞും ഇതളുകൾ പലതും കൊഴിഞ്ഞു വീണും ശൂന്യതയിലേക്ക് മറയും. ആരാണെന്ന ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത ചോദ്യം. CISF യൂണിഫോമിൽ, അപ്രതീക്ഷിതമായി വീണ്ടും അവളെ കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയി. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് VSSC യിലായിരുന്നു പ്രൊജക്റ്റ്‌. ISRO യുടെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ ഒന്ന്. അവിടെയും സെക്യൂരിറ്റി CISF-നു തന്നെയാണ്. ഞങ്ങളുടെ ലാബ് ഉൾക്കൊള്ളുന്ന 70 Acre ഏരിയയിൽ എന്ട്രൻസ് ഗെയ്റ്റിലെ സെക്യൂരിറ്റി ഒഫിസർമാരിൽ ഒരാളായിരുന്നു അവൾ. ആഴ്ചയിൽ രണ്ടു ദിവസം, ബുധനും വെള്ളിയും മാത്രം കാണുന്ന ഒരാൾ. ഗെയ്റ്റ് പാസും ID കാർഡും ബാഗും പരിശോധിക്കുന്ന ഏതാനും നിമിഷങ്ങൾ. അതിനിടയിലെ നിശബ്ദമായ പുഞ്ചിരികൾ. ഇന്നും അവളുടെ പേരെന്തെന്നോ വീടും നാടും എവിടെയാണെന്നോ എനിക്കറിയില്ല. പക്ഷെ, എനിക്കവളെ ഇഷ്ടമായിരുന്നു. എന്ത്, ഏത് എന്നൊക്കെ നിർവചിക്കാനാവാത്ത വെറുമൊരിഷ്ടം. സ്റ്റേഷൻ കടവിലെ തട്ടുകടയിലെ കഞ്ഞിക്കാരി ചേച്ചിയോടും ഉച്ചയൂണിനു ഞങ്ങൾക്ക് മാത്രം സ്പെഷ്യൽ ഡിസ്കൗണ്ട് തരുന്ന ക്യാന്റീനിലെ ഷേർളി ചേച്ചിയോടും ലാബിലെ റെജിയേട്ടനോടുമൊക്കെ തോന്നുന്ന പോലെ ഒന്നല്ല. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരടുപ്പം. അതിനു വേണ്ടാത്ത അർഥങ്ങൾ കണ്ടെത്താനും കളിയാക്കാനും കൂട്ടുകാർ ശ്രമിക്കുമ്പോഴെല്ലാം തെറ്റായ ഒന്നും എന്നിൽനിന്നുണ്ടാവില്ലെന്നു മനസ്സ് പറയാറുണ്ട്. ഒരാൾ മറ്റൊരാൾക്ക് 'ആര്' എന്ന് തൂലിക കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വർണ്ണിക്കാനോ, വിവരിക്കാനോ, വരച്ചു കാണിക്കാനോ പറ്റാത്ത ചില മരീചിക പോലുള്ള വിസ്മയങ്ങളുണ്ട് ജീവിതത്തിൽ. പ്രണയത്തിനും കാമത്തിനും വാത്സല്യത്തിനും അനുകമ്പയ്ക്കും കാരുണ്യത്തിനും സ്നേഹത്തിന്റെ മറ്റെല്ലാ രൂപഭാവഭേദങ്ങൾക്കും അപ്പുറം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ദൈവീകമായ ചില അനുഭൂതികൾ. അവിടെ വികാരങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത, വാദ്യ മേളങ്ങളില്ലാത്ത അത്യുന്നതങ്ങളിൽ നിന്നും കടന്നു വരുന്ന നിഷ്കളങ്കവും നിസ്വാർതവുമായ എന്തോ ഒന്ന്. എന്തിനെന്നറിയാതെ, ആരെന്നറിയാതെ, കാര്യ കാരണങ്ങളില്ലാതെ ഒരാളെ ഇഷ്ടപ്പെടുന്നതിലെ ആ ആനന്ദം അനുഭവിച്ചറിയേണ്ട ഒന്നാണ്. പ്രൊജക്റ്റ്‌ കഴിഞ്ഞു തിരുവനന്തപുരത്തു നിന്നും മടങ്ങിയതിൽ പിന്നെ അവളെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചിട്ടില്ല. കാണണം എന്ന് തോന്നിയിട്ടില്ല. പിന്നീട് പല മുഖങ്ങളും അതുപോലെ മനസ്സിൽ തന്റെ സ്ഥാനം വിട്ടുകൊടുക്കാൻ തയാറാവാതെ കടന്നു കൂടിയിട്ടുണ്ട്. രണ്ടു മാസം മുമ്പാണ് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ ആയതത്രേ . എവിടെയായാലും സുഖം ഭവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നടന്നു. പേരും നാടും ചോദിക്കാൻ തോന്നിയെങ്കിലും അത് വേണ്ടെന്നു മനസ്സ് പറഞ്ഞു. ആ മുഖം എന്നും, എപ്പോഴും അജ്ഞാതമായി തന്നെയിരിക്കട്ടെ. കാരണങ്ങളില്ലാതെ ഒരു മനുഷ്യാത്മാവിന് മറ്റൊരാത്മാവിനെ ഇഷ്ടപ്പെടാൻ സാധിക്കട്ടെ. ഭൂമിയെ തൊടാൻ കൊതിക്കുന്ന ഈ യന്ത്രപ്പറവയും ഭൂമിയോട് വിടപറയാൻ തുടങ്ങിയ അസ്തമയ സൂര്യനും എന്റെ മനസ്സിൽ മറ്റൊരു സ്നേഹ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി. അവസാന ഭാഗം നിരാശ പെടുത്തി പെട്ടെന്ന് തീര്ന്നുപോയി എന്നൊരു തോന്നൽ ഇത് ഒരു കഥയല്ല ഒരു അനുപവമാവാം ഇങ്ങനെ ഉളള മുഗങ്ങൾ ഒരു വല്ലാത്ത അനുഭൂതി തന്നെ മനസിൽ വിതക്കും അത് ഒരു പേപ്പർഇൽ കുറികുകൈ എന്നുള്ളതാണ്vവെല്ലുവിളി aഅതിൽnനീvവിജയിച്ചു ഊരും പേരുമൊക്കെ അന്വേഷിയ്ക്കാമായിരുന്നു.പിന്നെ ആലോചിച്ചിട്ട്‌ കാര്യമില്ലല്ലോ. ഇഷ്ടപ്പെടുന്നത് ഒരു ആനന്ദമാണു. നല്ല കഥ അമിത നിറക്കൂട്ടുകളില്ലാതെ ഇങ്ങിനെ പറഞ്ഞു പോകുന്നതാണ് പുതിയ കാലത്തിന്റെ ആഖ്യാന രീതി. നന്നായിരിക്കുന്നു. നല്ല അവതരണം. സാധാരണരീതിയിലൂടെ കഥ പറഞ്ഞുവന്നത് രസമായി റയീസ്. പക്ഷെ പെട്ടെന്ന് അവസാനിപ്പിച്ചപോലെ. ആശംസകൾ സ്വപ്നങ്ങൾ നിറമുള്ള കിനാവുകളുടെ ചിറകിലേറി ഒരപ്പൂപ്പൻതാടി പോലെ പറന്നുയരണം മനസ്സു തീർക്കുന്ന ചില്ലുകൊട്ടാരങ്ങൾ തകരാതിരിക്കട്ടെ ഇന്നലെകളിലെ വസന്തങ്ങളിലൂടെ, ഇന്നത്തെ വർത്തമാനങ്ങളിലൂടെ, ഞാൻ നാളെയെക്കുറിച്ചുള്ള എന്റെ കിനാവുകൾ നെയ്യുന്നു ചാലിയാർ എന്നാ മൊഞ്ചത്തിപ്പുഴയുടെ തീരത്തെ, ഒരു കൊച്ചു കണ്ണാടി വീട്ടിലിരുന്നു ഞാൻ കണ്ട കിനാവുകളെ ഒരുപാടൊരുപാട് പ്രതീക്ഷയോടെ ഞാൻ പങ്കുവെക്കുന്നു ഇനി നമുക്കൊരായിരം കിനാവുകൾ ചേർന്നു കാണാം ഇനിയും കാണാത്ത കാഴ്ചകൾ തേടി ഇനിയും മരിക്കാത്ത ഓർമ്മകൾ തേടി ഞാനുമെൻ കിനാപക്ഷിയും ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ… ഇനിയും നിലയ്ക്കാത്ത കിനാവും കുറുമ്പുമായ്‌ ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ (4) അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള ഉത്തരവ് സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതും അതിനുശേഷം ആദ്യം ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മുമ്പാകെ വിശദാംശങ്ങൾ സഹിതം അവതരിപ്പിക്കേണ്ടതുമാണ്. 7. ലൈവ്സ്റ്റോക്ക് ഫാം നടത്തുന്നതിന് ലൈസൻസിനുള്ള അപേക്ഷ ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് 6-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള ഏതൊരാളും, ഇതിലേക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷം ഫാം നടത്തുന്നതിനുള്ള ലൈസൻസിനായി ഫാറം 2-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്. (2) സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തിയതിൽ ഈ ചട്ടങ്ങളിലും 6-ാം ചട്ടപ്രകാരം നൽകിയ അനുമതി ഉത്തരവിലും അടങ്ങിയിട്ടുള്ള നിബന്ധനകൾ അപേക്ഷകൻ പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്ന് തനിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം, അയാൾ അപേക്ഷിച്ച പ്രകാരം, ഫാറം 3-ൽ ലൈസൻസ് നൽകുകയോ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം അയാളുടെ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ലൈസൻസ് അനുവദിക്കപ്പെടുന്ന സംഗതിയിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ, ഇപ്രകാരം അനുവദിക്കപ്പെടുന്ന ലൈസൻസിലെ വ്യവസ്ഥകളുടെ ഭാഗമായിരിക്കുന്നതാണ്. അനുവദിക്കപ്പെടുന്ന ലൈസൻസുകളുടെ വിവരം ഇതിനായി വച്ചുപോരുന്ന ഒരു രജിസ്റ്ററിൽ സെക്രട്ടറി എഴുതി സൂക്ഷിക്കേണ്ടതാണ്. (3) ഉപചട്ടം (2) പ്രകാരം നൽകപ്പെടുന്ന ഓരോ ലൈസൻസിനും താഴെ പട്ടികയിൽ കാണി ച്ചിട്ടുള്ള പ്രകാരം ഫീസ് ഈടാക്കേണ്ടതാണ്. കന്നുകാലി ഫാം (രൂപ) ആട് ഫാം (രൂപ) പന്നി ഫാം (രൂപ) മുയൽ ഫാം (രൂപ) പൌൾട്രി ഫാം (രൂപ) കുറിപ്പ് ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഈടാക്കേണ്ട ലൈസൻസ് ഫീസ്, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ അഥവാ രണ്ടിന്റേയുമോ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, അതതു തരം (ക്ലാസ്) ഫാമുകൾക്ക് ബാധകമായ ലൈസൻസ് ഫീസിന്റെ മൊത്തം തുകയായിരിക്കുന്നതാണ്. (4) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസിന്റെ കാലാവധി 5)-ാം ഉപചട്ടപ്രകാരം പുതുക്കിയിട്ടില്ലാത്തപക്ഷം അത് നൽകപ്പെട്ട സാമ്പത്തികവർഷത്തിന്റെ ഒടുവിൽ അവസാനിക്കുന്നതാണ്. (5) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുപ്പതു ദിവസത്തിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതും, ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയപ്പോൾ ഏർപ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫാം നടത്തിക്കൊണ്ടു പോകുന്നതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, അടുത്ത സാമ്പത്തികവർഷത്തേക്ക് ലൈസൻസ് പുതുക്കി നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. പാൽ, ക്രീം ഒന്നും വേണ്ട വെറും 3 ചേരുവകൾ കൊണ്ടൊരു നൊസ്റ്റാൾജിയ ഐസ് ലോലി 👌 😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. വീട്ടിൽ ബ്രഡ് ഇരിപ്പുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യറാക്കൂ ഈ കിടിലൻ നാലുമണി പലഹാരം വീട്ടിലുള്ള ചേരുവകൾ വെച്ച് ഒരു അടിപൊളി ലഡു തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് രാവിലെ ഇനി എന്ത് എളുപ്പം..ബ്രേക്ക് ഫാസ്റ്റ് ഇനി ഈസിയായി തയാറാക്കാം..ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ മകളുടെ മുഖം കാണിക്കാതെ ഭാമ പൊന്നോമനയ്ക്ക് ഒരുവയസ്സ്.. പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി അർജുൻ; സുദർശന കുട്ടിക്കൊപ്പം ഉള്ള ആദ്യ വീഡിയോ ആഘോഷമാക്കി അച്ഛനും അമ്മയും! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല എലി ശല്യം പൂർണമായും ഒഴിവാക്കാൻ… അബുദാബി> യുഎഇ സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹിക ക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യുഎഇയിലെ 87 ലുലു സ്റ്റോറുകളിൽ ഡിസംബർ ഒമ്പതുവരെ പരിപാടികൾ നടക്കും. ദീപാവലിയുടെ ഭാഗമായി ഇന്ത്യൻ പരമ്പാരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാർഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽപ്പേർക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോർപ്പറേറ്റ് ഓർഡറുകളും ഇത്തവണ സ്വീകരിക്കും. ഇലക്ട്രോണിക്സ്, മൊബൈൽ ഉത്പന്നങ്ങളുടെ വിപണന മേള 'സൂപ്പർ ഫ്രൈഡേ' നവംബർ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും. യു.എ.ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി 'അഭിമാനത്തോടെ യു.എ.ഇയിൽ നിന്നും' എന്ന ആശയത്തിൽ പ്രാദേശിക കാർഷിക വിളകളുടെ വിപണന മേള നടക്കും. ഓൺലൈൻ ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിംഗ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങൾ കേടുപാടുകൾ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ടിക്കുന്നത്. യു.എ.ഇയിൽ തുടക്കം കുറിച്ച് ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. എല്ലാവിധ വ്യവസായാനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീർഘദർശികളായ യു.എ.ഇ ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങൾക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു.എ.ഇയുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഞങ്ങളുടെ ഈ ആഘോഷങ്ങളെന്നും അദ്ധേഹം പറഞ്ഞു. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്സ് റെഡ് ക്രെസന്റുമായി സഹകരിച്ച് 'രണ്ടുദിർഹം നൽകു, രണ്ട് കണ്ണുകൾ രക്ഷിക്കൂ' എന്ന ആശയത്തിൽ 'റിവർ ബ്ലൈൻഡ്നെസ്' എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കും. യു.എ.ഇയോടുള്ള ജനങ്ങളുടെ സ്നേഹം വാക്കുകളിലൂടെ പങ്കുവെക്കാൻ 'വാൾ ഓഫ് പ്രൈഡ്' എന്ന പദ്ധതി നടപ്പാക്കും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു.എ.ഇയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയിൽ ഏവർക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ, ഓംനിചാനൽ ഓപ്പറേഷൻസ് ഹെഡ് സ്റ്റുവർട്ട് ഡേവിഡ്ജ്, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ഭിന്നശേഷിക്കാര്‍ക്ക് തണലേകാന്‍ ഗോപിനാഥ് മുതുകാടുമായി കൈകോര്‍ത്ത് അക്കാഫ് ആസൂത്രണം ബിജെപി ലക്ഷ്യം കലാപം അന്വേഷണം ഉന്നതരിലേക്ക്‌ പെരിയ കൊലപാതകം സിബിഐയുടേത്‌ ‘മികച്ച’ കെട്ടുകഥ പെയ്തു തോർന്നില്ല കണ്ണീർ മഴ സന്ദീപിന് നാട് വിടയേകി വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക്‌ ആഴ്ചയിൽ ആർടിപിസിആർ മലിനീകരണമുണ്ടാക്കുന്നത് ‘പാക് കാറ്റെ’ന്ന്‌ യുപി പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി അഞ്ചര വർഷം രാഷ്ട്രീയ എതിരാളികൾ കൊന്നൊടുക്കിയത്‌ 16 ജീവൻ ഗൂഢതന്ത്രം വിജയിക്കില്ല; അക്രമം അവസാനിപ്പിക്കണം: പിബി ഇംഗ്ലണ്ടിൽ നിന്നെത്തിയ ഡോക്‌ടർക്ക്‌ കോവിഡ്‌; ഒമിക്രോൺ പരിശോധനയ്‌ക്കയച്ചു മലയാള സിനിമ സ്വാധീനിച്ചു: ജസ്‌റ്റിസ്‌ കെ ചന്ദ്രു സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാർട്ട്ഫോൺ വിപണി റിയൽമി സി. 11, റിയൽമി 8, എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള 5ജി സ്മാർട്ട്ഫോൺ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ 5ജി സ്മാർട്ഫോൺ വിപണിയായി ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പത്ത് ദശലക്ഷം യൂണിറ്റുകളാണ് വില്പന നടന്നത്.ഫോണിന്റെ വില്പന തകൃതിയായി നടക്കുന്നുണ്ടെങ്കിലും 5ജി സാങ്കേതികവിദ്യ രാജ്യത്ത് അടുത്തെങ്ങാനും എത്തുമെന്ന് ഇതുവരെ ഉറപ്പില്ല. ഏറ്റവും കൂടുതൽ വില്പന നടന്ന 5ജി സ്മാർട്ട്ഫോൺ ബ്രാൻഡ് ഷവോമിയാണ്. ഇന്റർനാഷണൽ ഡാറ്റ കോർപറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഘടകവസ്തുക്കളുടെ ക്ഷാമം മൂലം 5ജി സ്മാർട്ട്ഫോൺ വില്പന മൂന്നാം പാദത്തിൽ കുറവായിരുന്നു. എന്നിട്ടും ഇന്ത്യ ആഗോള വിപണിയിൽ മൂന്നാം സ്ഥാനം നിലനിർത്തി. റെഡ്മി 9 എ, റെഡ്മി 9 പവർ, റെഡ്മി 9 റെഡ്മി നോട്ട് 10 എസ് എന്നിവയാണ് ഏറ്റവും കൂടുതൽ വില്പനയുള്ള ഷവോമിയുടെ 5ജി സ്മാർട്ട്ഫോൺ മോഡലുകൾ. തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു Express Herald തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു Thangu Brother serves in New York and Dallas തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ഈയാഴ്ച നവംബര്‍ 26 മുതല്‍ 28 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3 മുതല്‍ 5 വരെ (വെള്ളി, ശനി, ഞായര്‍) ഡാളസ് നഗരത്തിലും ശുശ്രൂഷിക്കുന്നു. നവംബര്‍ മാസത്തിന്റെ ആരംഭം മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വന്‍ നഗരങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളില്‍ അനേകര്‍ പങ്കെടുത്തു. ദുബായ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മീറ്റിംഗുകളില്‍ വിവിധ ഭാഷക്കാരും രാജ്യക്കാരും പങ്കെടുക്കുകയുണ്ടായി. ലണ്ടനിലെ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക് ശേഷമാണ് തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ എന്ന ഹെവന്‍ലി ഫീസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കുന്നത്. ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ ഫാമിലി കോണ്‍ഫറന്‍സില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുള്ള ഹെവന്‍ലി ഫീസ്റ്റ് അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടാനും ഒന്നിച്ച് ആരാധിക്കാനുമുള്ള അവസരമാണ് ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ ഫാമിലി കോണ്‍ഫറന്‍സ്. വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ മീറ്റിംഗില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. തങ്കു ബ്രദറെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗില്‍ ഉണ്ടായരിക്കുന്നതാണ്. ഡിസംബര്‍ 3 മുതല്‍ 5 വരെ ഡാളസില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ മീറ്റിംഗിലും തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്. കേരളത്തിലെ പ്രമുഖ അഡ്വക്കേറ്റായ ബിനോയ് ചന്ദപ്പിള്ള ആണ് ന്യൂയോര്‍ക്കിലെ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍. സ്വര്‍ഗ്ഗീയ വിരുന്ന് സഭയുടെ അമേരിക്കയിലെ പ്രധാന ആസ്ഥാനം ആസ്ഥാനം ന്യൂയോര്‍ക്ക് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (ന്യൂയോര്‍ക്ക്) 516 499 0687, ബ്രദര്‍ അബു (ഡാളസ്) 347 448 0714. പിന്നില്‍ വിവാഹ പന്തല്‍ കത്തിയമരുന്നു: ഇതൊന്നും ഗൗനിക്കാതെ മുന്നിലുള്ള ഭക്ഷണം അകത്താക്കുകയാണ്..വീഡിയോ കാണാം മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇന്ന് യുവാക്കള്‍ക്കിടയില്‍ ഇന്ന് ലോക കാഴ്ചാ ദിനം. ഒക്ടോബര്‍ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നത്. അന്ധത, ക കുട്ടികള്‍ സ്കൂളില്‍ വിശന്ന് ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്: മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം: കുട്ടികള്‍ സ്കൂളില്‍ വിശന്ന് ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്: മന്ത്രി വി. ശിവന്‍കുട ചെമ്പരത്തിയുടെ പൂ കൊണ്ട് ആരോഗ്യപ്രദമായ നല്ല ഒന്നാന്തരം സ്ക്വാഷ് തയ്യാറാക്കാം നാട്ടിൻ പുറങ്ങളില്‍ സുലഭമായി കാണുന്ന ഒരു ഔഷധ സസ്യമാണ് ചെമ്പരത്തി. ആ ചെമ്പരത്തിയുടെ പൂ കൊണ്ട് ആരോഗ്യപ്രദമായ നല്ല ഒന്നാന്തരം സ്ക്വാഷ് തയ്യാറാക്കാന്‍ നമുക്ക് കഴിയും. സാധാരണയായി ചുവന്ന ചെമ്പരത്ത Read more പേരക്ക എന്നും എപ്പോഴും ഔഷധങ്ങളുടെ കലവറയാണ് പേരക്ക ബിപിക്ക് കടിഞ്ഞാണിടുന്ന ഒരു പഴമാണ്. പേരക്കക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയല്ലാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആന്റി ഓക്സിഡന്റുകളുടേയും വിറ്റാ Read more വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ ഉപയോഗിക്കേണ്ടുന്ന ചെടികൾ അന്തരീക്ഷ മലിനീകരണം കൂടി വരുന്ന സാഹചര്യമാന് ഇപ്പോള്‍ ഉള്ളത്. പുറത്തെ മലിനീകരണത്തില്‍ നിന്നും രക്ഷ തേടി വീട്ടിലെത്തിയാലും അവിടേം നോ രക്ഷ. വീട്ടിനകത്തെ വായു ശുദ്ധീകരിക്കാന്‍ നിരവധി പ്യൂരിഫയറുക Read more വെറുംവയറ്റില്‍ പുരുഷന്മാര്‍ ഒരിക്കലും ചായ കുടിക്കരുത്; നിങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുകയാണ് എന്നും രാവിലെ ഒരു ചായ കുടിച്ചാണ് നമ്മുടെ ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ രാവിലെ പതിവ് ചായ കിട്ടിയില്ലെങ്കിലോ? ഇത് പലപ്പ‍ോ‍ഴും നമ്മുടെ അന്നത്തെ ദിവസത്തെ തന്നെ മാനസികമായും ശാരീരികമായും തകര്‍ക Read more ഇവ ചൂടാക്കി കഴിക്കാറുണ്ടോ…? എങ്കില്‍ ഇവ നിങ്ങളെ ഒരു രോഗിയാക്കും…വലിയ രോഗി…! തലേദിവസത്തെ ബാക്കി വന്ന ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് മലയാളികളുടെ പലരുടെയും ശീലമാണ്. എന്നാല്‍ ഇത്തരത്തില്‍ ചൂടാക്കിക്കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പ Read more അള്‍സര്‍ എന്ന പ്രശ്നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ ബാധിക്കുക. എന്നാല്‍ അള Read more എത്ര കഴിച്ചാലും വിശപ്പടങ്ങുന്നില്ലായെന്ന് തോന്നുന്നവരുണ്ടാകും നമുക്കിടയില്‍. ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാം കുഞ്ഞന്‍ വാല്‍നട്ടുകള്‍. വാല്‍നട്ട് കഴിക്കുന്നത് ആരോഗ് Read more ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിയ്ക്കേണ്ട വിഷയമാണ് സ്തനാര്‍ബുദം. തുടക്കില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്ത്രീകളെ മരണത്തിലേക്ക് തള്ളി വിടുന്ന രോഗങ്ങളില്‍ പ്രധാന കാരണം സ്തനാര്‍ബുദം തന്ന Read more മദ്യപാനം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാഹിയിക്കുമെന്ന്‌ പുതിയ പഠനം പലപ്പോഴും മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് പല്ലവിയാണ് നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ ഇനി ഈ പല്ലവി ആവര്‍ത്തിക്കുന്നതിന് മുമ്പ്‌ പുതിയ ഒരു പഠനത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത് നന്നാ Read more ഗര്‍ഭാശയഗള ക്യാന്‍സര്‍ – ചികിത്സയും പ്രതിരോധവും ഗര്‍ഭാശയഗള ക്യാന്‍സറിന്റെ ചികിത്സയെക്കുറിച്ചും പ്രതിരോധത്തെ കുറിച്ചുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ചികിത്സ (Treatment) ഏതു ഘട്ടത്തിലാണ് ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെട Read more ഫിലിപ്പീൻസിലേക്ക് ഒരു യാത്ര പോകാം ഫ്‌ളൈറ്റ്, വിസ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും •Tech Travel Eat ഫിലിപ്പീൻസിലേക്ക് ഒരു യാത്ര പോകാം ഫ്‌ളൈറ്റ്, വിസ വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.. തെക്കു കിഴക്ക് ഏഷ്യയിലെ ഒരു രാജ്യമാണ് ഫിലിപ്പീൻസ്. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യം. 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. പ്രധാന ഭാഷ Filipino, English എന്നിവയാണ്. നമ്മുടെ ഇന്ത്യൻ സമയവുമായി രണ്ടര മണിക്കൂർ വ്യത്യാസമുണ്ട് ഫിലിപ്പീൻസിലെ സമയം. മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. കുറഞ്ഞ ചിലവിൽ ഫിലിപ്പീൻസ് എങ്ങനെ പോകാം? അതിനെക്കുറിച്ചുള്ള വിവരണമാണ് ഇനി പറയുവാൻ പോകുന്നത്. ഇന്ത്യയിൽ നിന്നും ഇപ്പോൾ ഫിലിപ്പീൻസിലേക്ക് നേരിട്ട് വിമാന സർവീസുകൾ ലഭ്യമല്ല. അതുകൊണ്ട് മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ചെന്നിട്ടാണ് ഫിലിപ്പീൻസിലേക്ക് നമുക്ക് പോകുവാനാകുക. അതായത് കൊച്ചിയിൽ നിന്നും കണക്ഷൻ ബുക്കിംഗ് വഴി പോകാം. ഫ്‌ളൈറ്റ് തിരഞ്ഞെടുക്കുമ്പോൾ ബഡ്ജറ്റ് വിമാനങ്ങൾ നോക്കി ബുക്ക് ചെയ്യുക. അൽപ്പം സൗകര്യങ്ങൾ കുറവാണെങ്കിലും ചെലവ് ചുരുക്കുവാൻ ഇതാണ് മാർഗ്ഗം. തായ്‌ലൻഡ് വഴിയാണെങ്കിൽ കൊച്ചിയിൽ നിന്നും ബാങ്കോക്കിലേക്കും (DMK എയർപോർട്ട്) പിന്നീട് അവിടെ നിന്നും ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുമാണ് പോകേണ്ടത്. Ninoy Aquino International Airport എന്നാണു മനിലയിലെ എയർപോർട്ടിന്റെ പേര്. എയർ ഏഷ്യയാണ് കൊച്ചി – ബാങ്കോക്ക് – മനില റൂട്ടിലെ ഏറ്റവും ചാർജ്ജ് കുറഞ്ഞ എയർലൈൻ. കണക്ഷൻ ഉൾപ്പെടെയുള്ള യാത്രയ്ക്ക് ഏകദേശം 14000 രൂപ മുതലാണ് ചാർജ്ജ്. സീസൺ അനുസരിച്ചിരിക്കും ഇത്. ബാങ്കോക്കിൽ നിന്നും മൂന്നര മണിക്കൂർ യാത്രയാണ് മനിലയിലേക്ക്. ഇനി യാത്ര തിരുവനന്തപുരത്തു നിന്നുമാണെങ്കിൽ തിരുവനന്തപുരം – ക്വലാലംപൂർ റൂട്ടിൽ മലിൻഡോയിലും ക്വലാലംപൂരിൽ നിന്നും മനിലയിലേക്ക് എയർ ഏഷ്യയുമാണ് കണക്ഷനായി ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ഏകദേശം 16000 രൂപ മുതലായിരിക്കും ചാർജ്ജ്. ഇത് കൂടാതെ സിംഗപ്പൂർ വഴി പോകുന്ന സിംഗപ്പൂർ എയർലൈൻസും ഉണ്ട്. ക്വലാലംപൂരിൽ നിന്നും ഏകദേശം 4 മണിക്കൂറും സിംഗപ്പൂരിൽ നിന്നും ആണെങ്കിൽ മൂന്നു മണിക്കൂർ 45 മിനിറ്റ് നേരത്തെ വിമാനയാത്രയുമാണ് മനിലയിലേക്ക് വേണ്ടിവരുന്നത്. എന്തായാലും ബാങ്കോക്ക് വഴി പോകുന്നതായിരിക്കും അല്പം ചെലവ് കുറവ്. ഇനി വിസയെക്കുറിച്ച് പറയാം. ഫിലിപ്പീൻസിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമല്ല. അതുകൊണ്ട് ഇന്ത്യയിലുള്ള ഫിലിപ്പീൻസ് എംബസ്സി മുഖേന വിസ മുൻകൂറായി എടുത്തിട്ടു വേണം യാത്രയ്ക്ക് ഒരുങ്ങുവാൻ. വിസ എടുക്കുന്നതിനായി നമ്മുടെ കയ്യിൽ വേണ്ട രേഖകൾ – പാസ്സ് പോർട്ട്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോകൾ, ഫിലിപ്പീൻസിൽ ചെന്നിട്ട് താമസിക്കുവാൻ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ വിവരങ്ങൾ, മടക്കയാത്ര അടക്കമുള്ള വിമാന ടിക്കറ്റുകൾ എന്നിവയാണ്. ജോലി ചെയ്യുന്ന ആളാണെങ്കിൽ സ്ഥാപനത്തിൽ നിന്നും ലീവ് അനുവദിച്ചതായി കാണിക്കുന്ന രേഖ കരുതുക. ചിലപ്പോൾ ഇത് ചോദിച്ചേക്കാം. അധികം ബുദ്ധിമുട്ടില്ലാതെ വിസ ലഭിക്കുവാൻ ഏതെങ്കിലും ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ടാൽ മതി. ചാർജ്ജ് അൽപ്പം കൂടുമെന്നു മാത്രം. ഇനി ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. ഓസ്‌ട്രേലിയ, ജപ്പാൻ, ഷെങ്കൻ, യു.എസ് യു.കെ, സിംഗപ്പൂർ (മൾട്ടിപ്പിൾ എൻട്രി) വിസകൾ കയ്യിലുള്ളവർക്ക് ഫിലിപ്പീൻസിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്. ഇത്തരത്തിലുള്ള വിസ സൗജന്യമായിരിക്കും. അവിടത്തെ ഇമിഗ്രെഷൻ കൗണ്ടറിൽ അധികം ചോദ്യങ്ങളൊന്നും ഉണ്ടാകുവാനിടയില്ല. എന്നാണ് തിരിച്ചു പോകുന്നത് എന്നും, എന്തിനു വന്നു എന്നും മാത്രമാണ് അവർ സാധാരണയായി ചോദിക്കുന്നത്. താമസം ഫിലിപ്പീൻസിൽ താമസിക്കുവാൻ സ്റ്റാർ വാല്യൂ ഉള്ള ഹോട്ടൽ റൂമുകൾ കുറഞ്ഞ തുകയ്ക്ക് ലഭ്യമാണ്. വിവിധ ബുക്കിംഗ് സൈറ്റുകൾ എടുത്ത് പരിശോധിച്ചു നോക്കിയിട്ട് മികച്ചതു നോക്കി ബുക്ക് ചെയ്യുക. ബുക്ക് ചെയ്‌താൽ ഹോട്ടലുമായി ബന്ധപ്പെട്ട് വിസയ്ക്ക് ആവശ്യമായ ഡോക്യുമെന്റുകൾ മെയിൽ ചെയ്ത് തരാൻ ആവശ്യപ്പെടുക. മനില എയർപോർട്ടിൽ നിന്നും തന്നെ സഞ്ചാരികൾക്കായുള്ള സിം കാർഡുകൾ ലഭ്യമാണ്. നല്ല ഓഫറുകൾ ഉള്ളത് നോക്കി തിരഞ്ഞെടുക്കുക. യാത്രാമാർഗ്ഗങ്ങൾ ബസ്, ടാക്സി, മെട്രോ, Jeepney തുടങ്ങിയവയാണ് ഫിലിപ്പീൻസിലെ പ്രധാന യാത്രാമാർഗ്ഗങ്ങൾ. കൂട്ടത്തിൽ Jeepney എന്താണെന്നു മനസിലായിട്ടുണ്ടാകില്ല അല്ലേ? പറഞ്ഞുതരാം. ജീപ്പിന്റെ മോഡലിലുള്ള ഒരു പാസഞ്ചർ ട്രക്കാണ് Jeepney. വളരെ തുച്ഛമായ ചാർജ്ജ് മാത്രമേ ഇതിലെ യാത്രകൾക്ക് ആവുകയുള്ളൂ. തായ്‌ലൻഡിലെ ‘ടുക്-ടുക്’ പോലെ. അതുപോലെ തന്നെ മനില സിറ്റിയിൽ ഒരുവിധം ഏരിയയിലേക്കൊക്കെ മെട്രോ സർവ്വീസുകളും ലഭ്യമാണ്. സ്ട്രീറ്റ് ഫുഡിന് പേരുകേട്ട സ്ഥലമാണ് മനില. അവിടത്തെ ചൈന ടൗണിൽ പോയാൽ വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ രുചിച്ചറിയാം. പൊതുവെ ഫിലിപ്പീൻസുകാരുടെ ഭക്ഷണങ്ങൾ ചിലപ്പോൾ നമുക്ക് പിടിക്കണമെന്നില്ല. അതുപോലെ തന്നെ ഷോപ്പിംഗിനും പേരുകേട്ട സ്ഥലമാണിത്. അവിടത്തെ Divisoria fake market ൽ പോയാൽ ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയെന്തും തുച്ഛമായ വിലയിൽ ലഭിക്കും. നമ്മൾ നന്നായി വിലപേശി വാങ്ങണമെന്ന് മാത്രം. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഐറ്റങ്ങളാണെങ്കിലും ക്വളിറ്റിയൊക്കെ അത്യാവശ്യം ഉണ്ടാകും. പിന്നെയൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ പോക്കറ്റടിയ്ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ഈ മാർക്കറ്റ്. അതുകൊണ്ട് തിരക്കുകളിൽ നിന്നും അൽപ്പം അകലം പാലിക്കുക. നമ്മുടെ കയ്യിലെ വിലപിടിപ്പുള്ളവ സൂക്ഷിക്കുക. പട്ടായയിലെ പോലെത്തന്നെ നൈറ്റ് ലൈഫ് ആഘോഷകരമാക്കുവാൻ പറ്റിയ സ്ഥലങ്ങൾ അവിടെയുണ്ട്. അതിൽ പ്രധാനമാണ് മനിലയിൽ നിന്നും 90 കിലോമീറ്റർ ദൂരത്തായുള്ള എയ്ഞ്ചൽ സിറ്റി. അടിച്ചു പൊളിക്കുവാൻ പിന്നെന്തു വേണം? ബാക്കി എന്തൊക്കെയാണ് കാണേണ്ടതെന്നു നിങ്ങൾ ഗൂഗിളിൽ തപ്പി നിശ്ചയിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ അപരിചിതരെ അധികം വിശ്വസിക്കാതിരിക്കുക, പ്രത്യേകിച്ച് അവിടത്തെ പെണ്ണുങ്ങളെ. കാഴ്ച കാണുവാൻ വന്നാൽ അതു കണ്ടിട്ടു പോകുക, ആവശ്യമില്ലാത്ത പരിപാടികളിൽ നിന്നും ഒഴിഞ്ഞു മാറേണ്ടതു തന്നെയാണ്. പൊതുവെ ഫിലിപ്പീൻസുകാർ എല്ലാവരോടും സൗഹാർദ്ദപരമായ ഇടപെടുന്നവരും തമാശകൾ ആസ്വദിക്കുന്നവരുമാണ്. അതുപോലെ തന്നെയാണ് അവിടത്തെ പോലീസുകാർ. ടൂറിസ്റ്റുകൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. പറ്റിക്കപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടവ എല്ലാ നാട്ടിലെയും പോലെ ഫിലിപ്പീൻസിലും പറ്റിക്കപ്പെടാനുള്ള സാധ്യതകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ പറഞ്ഞുതരാം. കറൻസികൾ നല്ല ലാഭത്തിൽ മാറ്റിത്തരാം എന്നു പറഞ്ഞുകൊണ്ട് വരുന്നവരെ അകറ്റി നിർത്തുക. ഇവരിൽ 90% വും ഭൂലോക ഫ്രോഡുകളായിരിക്കും. ഫിലിപ്പീൻസിലെ എടിഎം കൗണ്ടറുകളിൽ നിന്നും കഴിവതും പണം പിൻവലിക്കാതിരിക്കുക. കള്ളന്മാർ പലതരം തട്ടിപ്പു വിദ്യകൾ ചില എടിഎമ്മുകളിൽ ചെയ്യാറുണ്ട്. വിശ്വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഫ്രീ വൈഫൈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താതിരിക്കുക. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടേക്കാം. തായ്‌ലൻഡിലെ പോലെ ഭാഷയുടെ കാര്യത്തിൽ പെട്ടുപോകുമെന്ന പേടി ഫിലിപ്പീൻസിൽ വേണ്ട. ഫിലിപ്പീനികൾക്ക് പൊതുവെ ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അത്യാവശ്യം മുറിയിംഗ്ളീഷ് ഒക്കെ പറഞ്ഞാൽ അവിടെ കാര്യം നടക്കുമെന്ന് സാരം. പിന്നെ കുറച്ച് ഫിലിപ്പീനോ വാക്കുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അവയിൽ ചിലത് ഇതാ – Hello How are you (informal) – Kumusta , അപ്പോൾ ഇനി നിങ്ങളുടെ അടുത്ത യാത്ര ഫിലിപ്പീൻസിലേക്ക് പ്ലാൻ ചെയ്യൂ. ഒപ്പം ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഒന്ന് ഓർമ്മയിൽ സൂക്ഷിക്കുകയും വേണം. 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച് കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന്… പ്രളയവും കോവിഡും തളർത്തി; കണ്ണീരോടെ കോട്ടയത്തെ ‘മാംഗോ മെഡോസ്’ പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയ്ക്ക് സമീപമുള്ള മാംഗോ മെഡോസ് എന്ന മഹാപ്രപഞ്ചം. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് എന്ന ഖ്യാതി കേട്ട മാംഗോ മെഡോസ് ഇപ്പോൾ സങ്കടാവസ്ഥയിലാണ്. തുടരെയുണ്ടായ പ്രളയവും, പിന്നാലെ വന്ന കോവിഡും… ദുബായിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് A380 യിലെ യാത്രയും ആസ്വദിച്ചു ഞങ്ങൾ മോസ്‌കോ എയർപോർട്ടിൽ ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് എത്തിച്ചേർന്നു. തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി ഞങ്ങൾ ഇമിഗ്രെഷൻ കൗണ്ടറിലേക്ക് നീങ്ങി. കൂടെയുണ്ടായിരുന്ന സഹീർ ഭായി ഇമിഗ്രെഷൻ… ട്രെയിൻ യാത്രകൾ – മലയാളികളും മറ്റു സംസ്ഥാനക്കാരും തമ്മിലെ വ്യത്യാസങ്ങൾ.. ട്രെയിനിൽ യാത്ര ചെയ്യാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഒരിക്കലെങ്കിലും തീവണ്ടിയിൽ കയറിയിട്ടുള്ളവരാണ് നമ്മളെല്ലാം. ചെറിയ യാത്രകളിൽ നമുക്ക് ട്രെയിനിലെ സംഭവങ്ങളും കാഴ്ചകളും ഒന്നും ശരിക്കു മനസ്സിലാക്കുവാൻ സാധിക്കില്ലെങ്കിലും ദൂരയാത്രകളിൽ ട്രെയിൻ നമുക്കൊരു വീട് തന്നെയായി മാറും. എന്നാൽ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ… കണ്ണൂർ ജില്ലയിൽ ഫാമിലി ട്രിപ്പ് പോകുവാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ കേരളത്തിലെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കണ്ണൂർ. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. പ്രശസ്ത നാടൻ കലാരൂപമായ തെയ്യം കളിയാടുന്നത് കണ്ണൂർ ജില്ലയിലാണ്. തെയ്യം കാണണമെങ്കിൽ ഇവിടേക്ക് തന്നെ വരണം. തെയ്യവും സര്‍ക്കസും ക്രിക്കറ്റും… ബെംഗളൂരു നഗരത്തിനുള്ളിൽ നിങ്ങൾ കണ്ടിരിക്കേണ്ട 15 സ്ഥലങ്ങൾ.. ബെംഗളൂരു ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിൽ ഒന്നാണ്. അതുകൊണ്ടു തന്നെ ഇവിടെ കാഴ്ചകളും ധാരാളമുണ്ട്. ബെംഗളുരുവിലേക്ക് വരുന്നവർക്ക് സന്ദർശിക്കാവുന്ന 15 സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുവാൻ പോകുന്നത്. 1 ടിപ്പു സുൽത്താൻ സമ്മർ പാലസ് ബെംഗളൂരുവിലെ കെആർ മാർക്കറ്റിനു സമീപമാണ്… മൂന്നാറിൽ ഫാമിലിയായിട്ട് തങ്ങുവാൻ പറ്റിയ കിടിലൻ സ്ഥലങ്ങൾ മലയാളികൾ ടൂർ പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യത്തെ ലിസ്റ്റിൽ വരുന്ന ഒരു സ്ഥലമാണ് മൂന്നാർ. എന്തുകൊണ്ടാണ് മൂന്നാർ എല്ലാവർക്കും ഇത്ര പ്രിയങ്കരമായത് എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്നാർ പച്ചപട്ടുടുത്ത ഒരു തണുത്ത സുന്ദരിയാണ്.… പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിന്റെ സഹോദരന്‍ അറസ്റ്റില്‍ BIGNEWSLIVE Latest Malayalam News പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ഇമാമിന്റെ സഹോദരന്‍ അറസ്റ്റില്‍ തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ ഇമാമിന്റെ സഹോദരന്‍ അല്‍ അമീനെ അറസ്റ്റ് ചെയ്തു. പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് കൊച്ചി ഷാഡോ പോലീസ് പിടികൂടി തിരുവനന്തപുരം പോലീസിന് കൈമാറിയത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ പീഡനം തെളിഞ്ഞതോടെ ഷെഫീക്ക് അല്‍ ഖാസിമിന് മേല്‍ പോലീസ് ബലാത്സംഗക്കേസ് ചുമത്തിയിട്ടുണ്ട്. ഇമാമിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് അല്‍ അമീന്റെ മൊഴി. അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമി കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങി. കീഴടങ്ങാനായി ഇമാമിന് മേല്‍ പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങും മുമ്പ് കീഴടങ്ങാന്‍ വക്കീല്‍ മുഖാന്തരം ഇമാമിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലെവിടെയോ ഇമാം ഒളിവിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഉമ്മയും ഇളയച്ഛനും മൊഴി നല്‍കുന്നത് വിലക്കിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു. മുമമ്പും ഇമാമില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തി. ജമ്മുകാശ്മീര്‍ ഭീകരാക്രമണം; കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണം: ജസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണം: ജസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് കേജരിവാള്‍ ‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കണം; കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകും ‘ഇന്ധന വില വര്‍ധനവ് സാമൂഹ്യ ദുരന്തം’; സാധാരണ മനുഷ്യനെ കൈപ്പിടിയിലാഴ്ത്തി ഞെരുക്കുന്നുവെന്ന് നടന്‍ പ്രേംകുമാര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ 20 കിലോ അരി സൗജന്യം; പ്രഖ്യാപനവുമായി അരുണാചല്‍ പ്രദേശ്, വാക്‌സിനെടുക്കാന്‍ ജനങ്ങളുടെ തിക്കും തിരക്കും തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ജീവിതമെന്നാല്‍, ആത്മാഭിമാനത്തോടെയും അന്തസോടെയുമുള്ള ജീവിതം എന്നുകൂടി അര്‍ത്ഥമുണ്ട് അവിഹിത' ഗര്‍ഭധാരണത്തോട് മുഖം ചുളിക്കുന്ന സമൂഹം ആ ഗര്‍ഭത്തില്‍ നിന്ന് ജനിക്കുന്ന കുഞ്ഞിന് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ സാഹചര്യമൊരുക്കില്ല. ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, 2014 ല്‍ നിന്ന് പകുതിയായി ഈ നിരക്കില്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുന്ന കുട്ടികളുടെ എണ്ണമാണ് ശിശു മരണ നിരക്കില്‍ ഉള്‍പ്പെടുന്നത്. 1000 കുട്ടികളില്‍ എത്രപേര്‍ മരണപ്പെടുന്നുവെന്നതാണ് ഇതിനായി പരിഗണിക്കുന്നത്. കേരളത്തില്‍ 1000നു 6 ആയിരിക്കവേ ഇന്ത്യയില്‍ ഈ നിരക്ക് 1000 നു 30 ആണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശിശുരണനിരക്ക് മധ്യപ്രദേശിലാണെന്നും (46) റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഫാസിസ്റ്റ് കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിനെതിരായ വര്‍ഗസമര വിജയം ഒരു സമൂഹത്തിലെ ശിശു മരണനിരക്ക് ആ സമൂഹത്തിന്റെ പൊതു ആരോഗ്യ അവസ്ഥയെ സൂചിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനത്തെയാണ് ഈ ശിശുമരണ നിരക്ക് വ്യക്തമാക്കുന്നത്, വിശേഷിച്ച്, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം. ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയില്‍ ഒരു സ്ത്രീക്ക് ആവശ്യമായ പോഷകാഹാരത്തിന്റെ കുറവ്, ആരോഗ്യ പരിശോധനയുടെ അഭാവം, അവശ്യ ചികിത്സ ലഭ്യമാതിരിക്കല്‍, പ്രസവസമയത്ത് ആവശ്യമായ പരിചരണം ലഭിക്കാതിരിക്കല്‍, ജനിച്ച ഉടനെ കുഞ്ഞിന് ലഭിക്കേണ്ട പരിചരണത്തിലെ പിഴവ്, കുഞ്ഞിന്റെ തൂക്കക്കുറവ്, അമ്മയ്ക്കോ കുഞ്ഞിനോ ഉള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ശിശു മരണത്തിനു കാരണങ്ങളാണ്. അതോടൊപ്പം വിവാഹപൂര്‍വ്വ ബന്ധത്തിലെയോ വിവാഹ ഇതര ബന്ധത്തിലെയോ ഗര്‍ഭധാരണം, അതിനോട് കുടുംബത്തിനും സമൂഹത്തിനുമുള്ള അവഗണനാ മനോഭാവം, അത്തരം ഗര്‍ഭം മറച്ചുവയ്ക്കാനോ ഇല്ലാതാക്കാനോ ആയി ആശ്രയിക്കുന്ന അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍, അപമാനം ഭയന്ന് അമ്മയോ അമ്മയും ബന്ധുക്കളും ചേര്‍ന്നോ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് എന്നിവയും ശിശുമരണത്തിന് കാരണമാകുന്നു. ഇത്തരം പ്രസവങ്ങളില്‍ അമ്മമാര്‍ തന്നെ ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ കൊലപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. സൂര്യനില്‍ നിന്ന് ഗര്‍ഭം ധരിച്ച അവിവാഹിതയായ കുന്തി പ്രസവിച്ച ഉടന്‍ കുഞ്ഞിനെ നദിയില്‍ ഉപേക്ഷിച്ച മഹാഭാരത സന്ദര്‍ഭം ഓര്‍ക്കാവുന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇതിഹാസത്തിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും ഇന്ത്യന്‍ സ്ത്രീയുടെ അനുഭവങ്ങളിലെ സമാനനില ശ്രദ്ധേയമാകുന്നു. ആരോഗ്യരംഗത്തെ അനാസ്ഥയായാലും ഗര്‍ഭധാരണത്തോടുള്ള സമൂഹത്തിന്റെ മനോഭാവമായാലും ഭ്രൂണാവസ്ഥ മുതല്‍ കുഞ്ഞിന്റെ സുരക്ഷിതത്വം അവന്റെ അവളുടെ അവകാശമാണ്. ഭ്രൂണത്തിന്റെ ലിംഗപരിശോധനാ നിരോധനം ഉള്‍പ്പെടെയുള്ള നിയമപരമായ നിയന്ത്രണങ്ങളുടെ ലക്ഷ്യം ഈ അവകാശ സംരക്ഷണമാണ്. ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ സ്ത്രീക്കും ആരോഗ്യത്തോടെ വളരാന്‍ കുഞ്ഞിനും സാഹചര്യമൊരുക്കേണ്ടത് ഭരണകൂട(State)മാണ്. അതേസമയം, ദുര്‍ബലമായ ആരോഗ്യ സംവിധാനവും അവഗണിക്കപ്പെടുന്ന സ്ത്രീ ജീവിതവും സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവവും ആഘാതമാവുന്നത് സ്ത്രീക്കുമേല്‍ മാത്രമല്ല, പിറന്നുവീഴുന്ന കുഞ്ഞിനുമേല്‍ കൂടിയാണ്. ചൈല്‍ഡ് ട്രാഫിക്കിങ്ങിന് മുഖ്യമന്ത്രി അധ്യക്ഷനാവുന്ന നാടാണ് കേരളം; അനുപമ നേരിടുന്നത് ഭരണഘടനാ സദാചാര ലംഘനം| കെ.കെ. ഷാഹിന സ്വാഭാവിക മരണത്തിനോ കൊലപാതകത്തിനോ ആ കുഞ്ഞ് വിധേയയാ/നാവേണ്ടി വരുന്നത് പൗരാവകാശ ലംഘനവും അനീതിയുമാണ്. ഇതിനു പരിഹാരം കാണേണ്ടത് മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ഉറപ്പാക്കിക്കൊണ്ടും സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തിക്കൊണ്ടുമാണ്. എളുപ്പത്തില്‍ സാധ്യമാവുന്നവയല്ല ഇവ രണ്ടും. ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന ഉത്തര്‍പ്രദേശു പോലെയുള്ള സംസ്ഥാനങ്ങളുള്ള ഇന്ത്യ രാജ്യം സ്ത്രീയുടെ ആരോഗ്യത്തില്‍ ശ്രദ്ധവെക്കുമെന്ന് കരുതാന്‍ വയ്യ. പ്രസവിച്ചാലുടനെ മരണപ്പെട്ടുപോകുന്ന അമ്മമാരുടെ എണ്ണം ഏറ്റവും അധികമുള്ള രാജ്യമാണ് ഇന്ത്യ എന്നതും ഓര്‍ക്കണമല്ലോ. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെങ്കില്‍ ലിംഗസമത്വം സംസ്‌കാരമായി മാറണം. അതും ഇന്ത്യന്‍ സാഹചര്യത്തില്‍ അനായാസമല്ല തന്നെ. ഇവിടെയാണ് ദത്തെടുക്കലിന്റെ പ്രസക്തി. ജീവിതമെന്നാല്‍, ആത്മാഭിമാനത്തോടെയും അന്തസോടെയുമുള്ള ജീവിതം എന്നുകൂടി അര്‍ത്ഥമുണ്ട്. ‘അവിഹിത’ ഗര്‍ഭധാരണത്തോട് മുഖം ചുളിക്കുന്ന സമൂഹം ആ ഗര്‍ഭത്തില്‍ നിന്ന് ജനിക്കുന്ന കുഞ്ഞിന് ആത്മാഭിമാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ സാഹചര്യമൊരുക്കില്ല. അതുകൊണ്ട്, ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ മാത്രമല്ല, അന്തസോടെ ജീവിക്കുക എന്ന മനുഷ്യാവകാശത്തിനും ദത്തെടുക്കല്‍ പ്രധാനമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കര്‍ഷകനേതാക്കളെ അപഹസിക്കരുത് രാജ്യത്ത് കൊവിഡ് കാലത്ത് മാത്രം 30,071 കുട്ടികള്‍ അനാഥരായതായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മാത്രമല്ല, ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി 60000 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നു. ഇവരില്‍ വലിയൊരു ഭാഗം ലൈംഗിക ചൂഷണത്തിനും മറ്റ് പീഡനങ്ങള്‍ക്കും വിധേയരാകേണ്ടിവരുന്നു. ചെറിയൊരു ഭാഗമാണ് അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സികളില്‍ എത്തിപ്പെടുന്നത്. തുടര്‍ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ് അവര്‍ക്ക് ലഭിക്കുക. ഒരു വ്യക്തിയുടെയോ ദമ്പതിയുടെയോ മാതൃപരമോ പിതൃപരമോ ആയ അവകാശങ്ങള്‍ മറ്റൊരു വ്യക്തിക്കോ ദമ്പതിക്കോ കൈമാറുന്നതാണ് ദത്തെടുക്കലില്‍ സംഭവിക്കുന്നത്. ജീവശാസ്ത്രപരമായ മാതാപിതാക്കളുടെ എല്ലാ അവകാശവും ദത്തെടുക്കുന്ന ദമ്പതിക്കുണ്ട്. നിയമവിധേയമായ നടപടിക്രമങ്ങളിലൂടെ പൂര്‍ത്തിയായ ഒരു ദത്തെടുക്കല്‍ റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ദത്തെടുക്കപ്പെട്ട കുട്ടിയുടെ മേല്‍ ജീവശാസ്ത്രപരമായ മാതാപിതാക്കള്‍ക്ക് ഒരാവകാശവും ഇല്ലെന്നും നിയമം വ്യക്തമാക്കുന്നു. സാമൂഹികവും നിയമപരവും വൈകാരികവും അനന്തരാവകാശപരവുമായ എല്ലാ അവകാശങ്ങളും ദത്തെടുത്ത മാതാപിതാക്കളില്‍ നിന്ന് അനുഭവിക്കാന്‍ കുട്ടിക്ക് അര്‍ഹതയുമുണ്ട്. അനാഥനോ അനാഥയോ ആയ കുട്ടി, അംഗീകൃത ദത്തെടുക്കല്‍ ഏജന്‍സിയില്‍ ഏല്പിക്കപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടി തുടങ്ങിയവരെ ദത്തെടുക്കലിന് പരിഗണിക്കാം. നിയമപരമായി അച്ഛനമ്മമാരോ രക്ഷിതാവോ ഇല്ലാത്തതോ അച്ഛനമ്മമാരോ രക്ഷിതാവോ ഉപേക്ഷിച്ചതോ ആയ കുഞ്ഞ് അനാഥനോ അനാഥയോ ആയി കണക്കാക്കപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്തെ അംഗീകൃത ഏജന്‍സികള്‍ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദത്തെടുക്കല്‍ തോത് ഇന്ത്യയില്‍ കുറവാണ്. കൊവിഡ് കാലത്ത് സുരക്ഷിതരല്ലാത്ത അനാഥരായ കുഞ്ഞുങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യമുണ്ടായല്ലോ. ഈ സാഹചര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയമപരമായ നടപടിക്രമങ്ങളിലൂടെ ദത്തെടുക്കല്‍ പ്രക്രിയ കേരളത്തില്‍ നടന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനോ പൂര്‍ത്തിയാക്കാനോ കഴിയുന്ന ഒന്നല്ല ദത്തെടുക്കല്‍ നടപടിക്രമം. യുനിസെഫിന്റെ 2011ലെ പഠനമനുസരിച്ച് ഇന്ത്യയില്‍ ആകെ ഉള്ള കുട്ടികളില്‍ നാലു ശതമാനം ഉപേക്ഷിക്കപ്പെട്ടവരാണ്. ഇവരുടെ ജീവിതം മനുഷ്യാവകാശങ്ങള്‍ അനുഭവിക്കുന്ന വിധത്തില്‍ മുന്നോട്ടുപോകണമെങ്കില്‍ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ഉപേക്ഷിക്കപ്പെടുന്നതോ അനാഥമാകുന്നതോ ആയ ഒരു കുഞ്ഞിന് മാതാപിതാക്കളില്‍ നിന്നുള്ള സ്‌നേഹ വാത്സല്യങ്ങളാണ് ദത്തെടുക്കലിലൂടെ അനുഭവിക്കാന്‍ കഴിയുന്നത്. അവന്റെ അവളുടെ തുടര്‍ ജീവിതത്തില്‍ പ്രകാശമായി മാറുന്ന ആ അനുഭവത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്. സ്വന്തമായി കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതിമാരുടെ ജീവിതത്തിന് പ്രതീക്ഷയും പ്രചോദനവും ആ കുഞ്ഞായിരിക്കും. ദത്തെടുക്കല്‍ സംബന്ധിക്കുന്ന മിഥ്യാ ബോധങ്ങളില്‍ നിന്നും അന്ധമായ ധാരണകളില്‍ നിന്നും സമൂഹം മോചിതമാവുന്നതിലൂടെ പതിനായിരക്കണക്കിന് മനുഷ്യര്‍ ആഹ്ലാദവും അന്തസും അനുഭവിക്കും. അതുകൊണ്ടുതന്നെ, ഉദാത്തവും മാതൃകാപരവും ധാര്‍മ്മികവും മനുഷ്യത്വപരവും നിയമവിധേയവുമായ ദത്തെടുക്കല്‍ പ്രക്രിയ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ മാത്രമല്ല, കുഞ്ഞിന്റെ ജീവനും ജീവിതത്തിനും സുരക്ഷയും അന്തസും ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കുന്നതിനും ഇന്ത്യയ്ക്ക് സഹായകമാവും. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് Asian Metro News ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു കോയമ്പത്തൂർ: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തുംഅപകടത്തിൽ മരിച്ചു.അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണ് ചികിത്സയിലുള്ളത് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില അതീവഗുരുതരം മരണം 11 ആയി. ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക സംയുക്ത സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അദാലത്ത്: 29 അപേക്ഷകളിൽ 9 പേർക്ക് ലൈസൻസ് അനുവദിച്ചു പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് – റേഷൻ കടയുടെ സസ്‌പെൻഷൻ ഫയലുകളുടെ ജില്ലാതല അദാലത്തിൽ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ ഒൻപത് അപേക്ഷകൾ തീർപ്പ് കൽപ്പിച്ചു പുതിയ ലൈസൻസ് അനുവദിച്ചു. പത്ത് പരാതികൾക്ക് രേഖകൾ സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആയിരിക്കും. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യത ഉണ്ട്. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും: പ്രധാനമന്ത്രി 0 വാളയാറിലും മുത്തങ്ങയിലും പാസില്ലാതെ മലയാളികൾ; തടഞ്ഞ് പൊലീസ് 0 കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി 0 ഹെലികോപ്റ്റർ അപകടം; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തറും ഭാര്യ മധുലിക റാവത്തും അന്തരിച്ചു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് തമിഴ്നാട്-കേരള തീരങ്ങളോട് അടുക്കാത്തതിനാല്‍ കാര്യമായി ബാധിക്കില്ലെന്നാണ് നിലവില്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. കാറ്റ് അകലം പാലിക്കുന്നുണ്ടെങ്കിലും സംസ്ഥാനം ജാഗ്രത തുടരുകയാണ്. ഫോനിയുടെ സ്വാധീനം മൂലം മഴയ്ക്കും കാറ്റിനുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഫോനി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. തമിഴ്നാട്-കേരള തീരദേശ മേഖല കടുത്ത ജാഗ്രതയിലാണുള്ളത്. മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന്‍റെ തീരദേശമേഖലയില്‍ കടല്‍ക്ഷേഭം ശക്തമാണ്. വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ കടലെടുത്തു. നിരവധി പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നതിനാല്‍ 7 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫോനി പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോരമേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ 1. കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. 2. മലയോര മേഖലയിലെ റോഡുകളൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. 3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. 4. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. 5 ഒരു കാരണവശാലും നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് 6 പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക. 7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക. 8. കാറ്റിന്‍റെ സാഹചര്യത്തിൽ മരങ്ങളുടെയും ഇലക്ട്രിക് പോസ്റ്റുകളുടെയും താഴെ വാഹനങ്ങൾ നിർത്തിയിടരുത്. 9. മരങ്ങളുടെ താഴെ മൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം. 10. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക. ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ): ടോർച്ച്, റേഡിയോ, ഒരു ലിറ്റര്‍ വെള്ളം, ORS ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്‍റി സെപ്റ്റിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള ഡ്രൈ സ്നാക്സ്, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം. 9. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കുക. 10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്കുക. 11. ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക 12 ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ നമ്പരുകള്‍ 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD കോഡ് ചേര്‍ക്കുക 13 പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക. 14. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക. 15 വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിന് പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ പുറപ്പെടുവിച്ച ഇടിമിന്നൽ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി തുടരേണ്ടതാണ്. ഫോനി ചുഴലിക്കാറ്റില്‍ രണ്ട് മരണം; ഒഡീഷയില്‍ ശക്തമായ ഫോനി അകലുന്നു, കേരള തീരത്ത് ആശ്വാസം; യെല്ലോ ഫാനി വരുന്നു; സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലര്‍ട്ട് അഡൂർ പാണ്ടിയിൽ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം സംയുക്ത സൈനിക മേധാവിക്ക് വിട… ജന. ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു സംസ്ഥാനത്ത് 5038 പേർക്ക് കൂടി കൊവിഡ്; ആകെ മരണം 42,014 ആയി, 24 ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ റെയില്‍: അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വഖഫ്: മുഖ്യമന്ത്രിയെ വിശ്വസിക്കാനാവില്ലെന്ന് കെ സുധാകരന്‍ എംപി ഹെലികോപ്റ്റര്‍ അപകടം; 11 മരണം സ്ഥിരീകരിച്ച് സൈന്യം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് സതീശന്‍ ഉജ്വല മാതൃക: കെ സുധാകരന്‍ എംപി ഹെലികോപ്റ്റർ അപകടം: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന, രാജ്നാഥ് സിംഗ് സംഭവസ്ഥലത്തേക്ക്; സൈനികമേധാവി ഗുരുതരാവസ്ഥയില്‍ സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു ‘കേന്ദ്രം കർഷകനിയമങ്ങള്‍ നടപ്പിലാക്കിയതുപോലെ പിന്‍വലിച്ചതും ജനാധിപത്യ വിരുദ്ധമായി’: സോണിയാ ഗാന്ധി മുല്ലപ്പെരിയാറില്‍ സർക്കാരിന് ദുരൂഹമായ നിസംഗത; വഖഫില്‍ അനാവശ്യ വാശിയെന്നും പ്രതിപക്ഷ നേതാവ് ഉപതെരഞ്ഞെടുപ്പ്: കൊല്ലത്ത് ബിജെപിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; രണ്ടിടത്തും ജയം ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യുഡിഎഫിന് മിന്നും ജയം; അഞ്ച് സീറ്റുകളും നിലനിർത്തി വഖഫ്: നിയമം നടപ്പാക്കാന്‍ സർക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് കെ സുധാകരന്‍ എംപി സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്‍റ് അവസാന നിമിഷം മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ്; അറിയാതെ സില്‍വർലൈന്‍ കടുത്ത പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്നത്; സ്ഥലം ഏറ്റെടുപ്പ് എന്തടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: പ്രതിപക്ഷ അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീ പിടിച്ചു; തൊഴിലാളികളെ മറ്റ് ബോട്ടുകളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി സ്ഥാനാർത്ഥി നിർണ്ണയത്തില്‍ തുടങ്ങിയ കലഹം; പൊന്നാനി സിപിഎമ്മില്‍ കടുത്ത വിഭാഗീയത; രാജിവെച്ച് ലോക്കല്‍ കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം നാളെ; കർഷകർക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചേക്കും 1904 ൽ പറവൂരിൽ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച എഴുത്തുകാരനാണ്‌. അധികാരി വർഗ്ഗത്തെ എതിർക്കുന്ന ആശയങ്ങൾക്ക് പ്രചാരണം നൽകി. മനുഷ്യ സ്നേഹിയായ ഒരു കഥാകാരൻ കൂടിയായിരുന്നു അദ്ദേഹം. ബി.സിയില്‍ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിന് പിന്നാലെ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രീമിയര്‍ ജോണ്‍ ഹോര്‍ഗനാണ് പ്രഖ്യാപനം നടത്തിയത്. അടിയന്തരാവസ്ഥ ബുധനാഴ്ച ഉച്ചയോടെ പ്രാബല്യത്തില്‍ വന്നതായി ഹോര്‍ഗന്‍ പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും വെള്ളപ്പൊക്കവും പ്രവിശ്യയിലെ മുഴുവന്‍ കമ്മ്യൂണിറ്റികളെയും ബാധിച്ചതായി ഹോര്‍ഗന്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത, എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലമ്പൂർ കൊലപാതകവും മേഘനാ പട്ടേലിന്റെ പൂമേനി പ്രദർശനവും ദൃശ്യത്തിലൂടെ കാണുമ്പോൾ Life Glint The Clarity Portal ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ജയസൂര്യയുടെ വിമര്‍ശനം ഉക്കൊള്ളുന്നു, റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്; മന്ത്രി മുഹമ്മദ് റിയാസ് വാട്‌സാപ്പ് സ്വകാര്യതനയം തിരുത്തി കമ്പനി; നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ല ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക് കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് നാലാം ടെസ്റ്റിലും ഇന്ത്യക്ക് ജയം: പരമ്പര, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സുഹൃത്തിന്റെ വിളി ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 ) ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചന്‍ സിനിമ പ്രകൃതി നിയമ നിഷേധം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ചിത്രം വനിതാ വിമോചനം ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 ) വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി Home » അരണി » ആലോചന » നിലമ്പൂർ കൊലപാതകവും മേഘനാ പട്ടേലിന്റെ പൂമേനി പ്രദർശനവും ദൃശ്യത്തിലൂടെ കാണുമ്പോൾ നിലമ്പൂർ കൊലപാതകവും മേഘനാ പട്ടേലിന്റെ പൂമേനി പ്രദർശനവും ദൃശ്യത്തിലൂടെ കാണുമ്പോൾ നിലമ്പൂർ കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി ഫിബ്രവരി രണ്ടാംവാരം ബലാത്സംഗത്തിന് ശേഷം കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു. തൂപ്പുകാരി ഉപയോഗിച്ചിരുന്ന ഫോണിന്റെ സിം കാർഡ് വളരെ ദൂരെ ഉപേക്ഷിക്കുകയും മൃതദേഹം ചാക്കിലാക്കി കല്ലുകെട്ടി വെള്ളത്തിൽ താഴ്ത്തുകയും ചെയ്തു. ഇതൊക്കെ ചെയ്തത് തെളിവു നശിപ്പിക്കുന്നതിൽ ദൃശ്യം സിനിമയിൽ നിന്നുകിട്ടിയ ഉത്തേജനമാണെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറയുന്നു. എന്തായാലും ദൃശ്യത്തിലെ കേരളാ പോലീസ് കുറ്റകൃത്യം കണ്ടുപിടിക്കാൻ ദയനീയമായി പരാജയപ്പെടുമ്പോൾ നിലമ്പൂർ പോലീസ് വലിയ ബുദ്ധിമുട്ടില്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. ദൃശ്യം സിനിമയിലെ നായകൻ മറ്റ് അനേകം സിനിമകളിൽനിന്ന് സ്വായത്തമാക്കിയ പാണ്ഡിത്യമുപയോഗിച്ചാണ് വിജയകരമായി തെളിവു നശിപ്പിക്കൽ നടത്തിയത്. എന്തായാലും ബലാത്സംഗത്തിനു പ്രേരകമായതെന്താണെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞിട്ടില്ല. അതിനുള്ള ഉത്തരം കൂടി വേണമെങ്കിൽ ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. കാരണം ദൃശ്യം സിനിമ ഒട്ടനേകം കാഴ്ചകൾ ഉൾക്കൊള്ളുന്നു. ദൃശ്യത്തിന്റെ തീയറ്റർ വിജയം ഇപ്പോഴും തുടരുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ദൃശ്യം പുനർനിർമ്മിക്കാനും പോകുന്നു. തമിഴില്‍ കമലഹാസനാണ് മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭൂതപൂർവ്വമായ തീയറ്റർ വിജയം തന്നെയാവണം ഇതിന് പ്രേരകമായത്. അതിനർഥം ഈ സിനിമയുടെ ഉള്ളടക്കത്തിന് ലഭ്യമായ പൊതു സ്വീകാര്യതയാണ്. ജനാധിപത്യ (ജനായത്തമല്ല) മര്യാദയനുസരിച്ചാണെങ്കിൽ ദൃശ്യം സംശയലേശമന്യേ ഉദാത്തമാണെന്ന് പ്രഖ്യാപിക്കപ്പെടാവുന്നതാണ്. എന്നാല്‍, ഈ സിനിമയെ വെറും സിനിമയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചർച്ചയ്ക്ക് വിധേയമാക്കുന്നത് ഉചിതമല്ല. കാരണം ഇതിന്റെ നിർമ്മാതാക്കൾ നാം തന്നെയാണ്. അതുകൊണ്ടുതന്നെ കുറ്റപ്പെടുത്തലിന്റേയോ പഴിചാരലിന്റേയോ ഭാഷയിലല്ലാതെ തന്നെ ഈ സിനിമ പ്രത്യക്ഷത്തിൽ അവശേഷിപ്പിക്കുന്ന സാമൂഹ്യ സന്ദേശം ഒരു പരിഷ്കൃത സമൂഹത്തിന് അഭിലഷണീയമല്ല എന്ന്‍ പറയാനാകും. അക്കാര്യം സംവിധായകനും പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു, ചാനൽ ചർച്ചയിൽ ഡി.ജി.പി ടി.പി സെൻകുമാറിന്റെ അഭിപ്രായത്തോടുള്ള സംവിധായകൻ ജീത്തു ജോസഫിന്റെ മറുപടി. ജീത്തു നമ്മുടെ സമൂഹത്തിന്റ പ്രതിനിധിയാണ്. ദൃശ്യത്തിന്റെ ചരിത്രവിജയവും ജീത്തുവിന്റെ കാഴ്ചപ്പാടും ഒത്തുനോക്കുമ്പോൾ ജീത്തുവിലൂടെ ദൃശ്യത്തിൽ ആവിഷ്കൃതമായത് സമൂഹമനസ്സിന്റെ നേർ പരിഛേദമാണ്. അതിനാൽ നമ്മുടെ സമൂഹം, എന്നുവെച്ചാൽ നാം എവിടെ നിൽക്കുന്നു എന്നു കാണാനുള്ള അവസരവും ദൃശ്യം കാഴ്ചവയ്ക്കുന്നു. ആകെത്തുകസന്ദേശം സാമൂഹികമായി വിപരീതമാണെങ്കിലും സാമൂഹ്യാവസ്ഥാ പ്രതിഫലനത്തിൽ ദൃശ്യം ഒട്ടേറെ പ്രതിബിംബങ്ങൾ കാട്ടിത്തരുന്നുണ്ട്. ദൃശ്യം സിനിമയുടെ പശ്ചാത്തലത്തിൽ നമ്മുടെ സമൂഹത്തിന്റെ ഗതിയെ ചർച്ചയ്ക്ക് വിധേയമാക്കുമ്പോൾ ഈ അനുകൂല ഘടകങ്ങളും സർഗ്ഗാത്മകതയും നമ്മൾ വിസ്മരിച്ചുകൂടാ. അതുകൊണ്ട് ഉത്തരവാദിത്വമുള്ള ചർച്ചയ്ക്കാണിവിടെ പ്രസക്തി. വർത്തമാന സാഹചര്യങ്ങളെ കഥാസന്ദർഭമാക്കിയതിലൂടെ ചില സൂക്ഷ്മവശങ്ങൾ സംവിധായകൻ ഉദ്ദേശിക്കാതെ തന്നെ ദൃശ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ജോർജുകുട്ടി എന്ന നാലാം ക്ലാസ്സ് വിജയിയെ അവതരിപ്പിച്ച മോഹൻലാലിന്റെ കഥാപാത്രം ആ സിനിമയിൽ ഏർപ്പെടുന്നത് അറിഞ്ഞുകൊണ്ടുള്ള കുറ്റകൃത്യം ചെയ്യലാണ്. ആ കുറ്റകൃത്യത്തെ വീരോദാത്തമാക്കി അവതരിപ്പിക്കുകവഴി വളരെ തെറ്റും വിപരീതാത്മകവുമായ സന്ദേശമാണ് സമൂഹത്തിലേക്കു നൽകുന്നതെന്നാണ് സെൻകുമാറിന്റെ അഭിപ്രായം. അതു ശരിയാണ്. അതോടൊപ്പം മറ്റൊരു ശരി ഉയർന്നുവരുന്നു. അത് സാമൂഹിക യാഥാർഥ്യമായി മാറുന്നു. തന്റെ മകൾ സ്വയരക്ഷയ്ക്കുവേണ്ടി നടത്തുന്ന ശ്രമം തന്നെ ആക്രമിക്കാൻ വന്ന യുവാവിന്റെ മരണത്തിൽ കലാശിക്കുന്നു. അതു കരുതിക്കൂട്ടിയുള്ള കൊലപാതകമല്ല. അതുകൊണ്ടുതന്നെ അതു ശിക്ഷാർഹവുമല്ല. എന്നിരുന്നാലും നിലവിലെ സംവിധാനത്തിൽ ഒരു പെൺകുട്ടിക്കോ അവളുടെ രക്ഷകർത്താക്കൾക്കോ പോലീസിലെത്തി ഇത്തരമൊരു സംഭവം രേഖപ്പെടുത്താനുള്ള സാഹചര്യം ഇന്നു നിലവിലുണ്ടോ. ഇല്ല എന്നു തന്നെ സെൻകുമാറിന് പോലും ഉത്തരം നൽകേണ്ടിവരും. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയിൽ സെൻകുമാറിനെ പോലുള്ളവരുടെ ചിന്തയും പ്രവൃത്തിയും കൊണ്ടേ അത്തരം സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാവുകയുള്ളു. അതിന് പോലീസിന്റെ സമീപനത്തിലും നിയമങ്ങളിലും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. പോലീസ് അക്കാദമിയിൽ പരിശീലനം നടത്തുന്നവർ ഉദ്ധരിക്കാറുള്ളതായി പറയപ്പെടുന്ന ഒരു ഉദാഹരണമുണ്ട്. ലണ്ടനിൽ ഒരു ഒന്നാംക്ലാസ്സ് വിദ്യാർഥിക്ക് വീട്ടിലേക്കു പോകുന്ന വഴി തെറ്റിയാൽ ആ കുട്ടി ആദ്യം ചെയ്യുക പരിഭ്രമപ്പെടാതെ അടുത്തുകാണുന്ന പോലീസ് കോൺസ്റ്റബിളിനടുത്ത് ചെന്ന് അങ്കിൾ എനിക്കു വഴിതെറ്റി, എന്റെ വിലാസമിതാണ് എന്നെ സഹായിക്കുമോ എന്നു ചോദിക്കും. എന്നാൽ അതേ പ്രായത്തിലുള്ള നമ്മുടെ നാട്ടിലെ കുട്ടി ഉറങ്ങാൻ മടിക്കുകയോ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയോ ചെയ്താൽ മുതിർന്നവർ അത് സാധ്യമാക്കാൻ വേണ്ടി പേടിപ്പെടുത്തും വേഗം ഉറങ്ങിക്കോ, ഭക്ഷണം കഴിച്ചോ അല്ലെങ്കിൽ പോലീസിനെ വിളിക്കും. ഈ അടിസ്ഥാന സമീപനം ഇപ്പോഴും ഇവിടെ നിൽനിൽക്കുന്നു. സാമ്രാജ്യത്വ പോലീസ് അവശേഷിപ്പിച്ചുപോയ സംസ്കാരത്തിന്റെ ബാക്കിയെന്നോണം. കുറച്ചൊക്കെ ഗുണപരമായ മാറ്റങ്ങൾ പോലീസിൽ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുസമീപനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ നിരപരാധിയായ ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ എന്തിനു പുരുഷനോ പേടികൂടാതെ സത്യസന്ധമായി ഒരു കാര്യം അവതരിപ്പിക്കാൻ പോലീസിനെ സമീപിക്കാനാവില്ല. ദൃശ്യം സിനിമയിലെ പെൺകുട്ടിയേയും കൂട്ടി ആ കുട്ടിയുടെ രക്ഷിതാക്കൾ പോലീസിനെ സമീപിച്ചാൽ ആദ്യം ആ കുട്ടി അറസ്റ്റിലാവും. നിലവിലുള്ള പോലീസിന്റെ ചോദ്യം ചെയ്യലിന്റെ ഏകദേശരൂപം തന്നെയാണ് ദൃശ്യം സിനിമയിലൂടെയും വെളിവാക്കപ്പെട്ടത്. ചോദ്യം ചെയ്യലിനും നിരവധി ദിവസത്തെ പോലീസ് കസ്റ്റഡിൽ കഴിയലിനും ശേഷം ആ കുട്ടി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയക്കപ്പെടും. ഇന്നത്തെ ജയിലിലെ സാഹചര്യം എങ്ങിനെയാണുള്ളതെന്നും വലിയ അന്വേഷണമൊന്നുമില്ലാതെ തന്നെ ഊഹിക്കാവുന്നതാണ്. ജയിൽ അധികൃതർ തന്നെ ജയിൽ സാഹചര്യം വെളിപ്പെടുത്തുന്നത് ആരിലും ഭീതി ജനിപ്പിക്കുന്നതാണ്. മയക്കുമരുന്ന്‍ ഉപയോഗം തുടങ്ങി എന്തെല്ലാം അധോലോക പ്രവർത്തനങ്ങളുണ്ടോ അതൊക്കെയും ജയിലിലും അരങ്ങേറുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്ക് ഒരു കൗമാരക്കാരി നിരപരാധിയായ പെൺകുട്ടി എത്തിപ്പെട്ടാൽ അവൾക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായുണ്ടാവുന്ന പീഡനാവസ്ഥ ചിന്തനീയമാണ്. ഇത്തരമൊരു അവസ്ഥ നിലവിലുള്ളപ്പോൾ ദൃശ്യത്തിലെ നായകൻ തെളിവു നശിപ്പിക്കൽ എന്ന കുറ്റകൃത്യത്തിലേർപ്പെട്ടത് അത്ര അപരാധമല്ല എന്ന് ശരാശരി മനുഷ്യൻ ചിന്തിക്കുന്നു. ഈ ചിന്തയും ചിന്താഗതിയും മാറേണ്ടതിന്റെ ആവശ്യകതയിലേക്ക് സെൻകുമാറിനെപ്പോലുളള ഉന്നത ഉദ്യോഗസ്ഥർ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. അത്തരമൊരു ഓർമ്മിപ്പിക്കലായി ഒരു വശത്ത് ഈ സിനിമയെ കാണാവുന്നതാണ്. ഇന്ന് എവിടേയും ദൃശ്യങ്ങളാണ്. ദൃശ്യങ്ങളെ ദൃശ്യങ്ങളായി മാത്രം കണ്ടാൽ അപകടമാണ്. എന്നാൽ മാധ്യമനിയന്ത്രിതമായ വർത്തമാന സമൂഹത്തിൽ ദൃശ്യങ്ങളിൽ നിന്ന് ഒരു നിമിഷം പോലും മാറിപ്പോകാതിരിക്കാൻ തക്ക അന്തരീക്ഷമാണ് സംജാതമായിട്ടുള്ളത്. ദൃശ്യങ്ങളിലൂടെ കാഴ്ചകൾ കാണുക എന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്വം. അതിനു കഴിയാതെ വരുമ്പോഴാണ് ദൃശ്യം മനുഷ്യനെ നിയന്ത്രിക്കുന്നതും ദൃശ്യങ്ങളിൽ കാണേണ്ടതിനെ കാണാൻ കഴിയാതെ വരികയും ചെയ്യുന്നത്. ചാനലുകളിലും പത്രങ്ങളിലും ദിനംപ്രതി വരുന്ന അസുഖകരമായ വാർത്തകൾക്ക് കാരണവും ദൃശ്യാധിപത്യമാണ്. മദ്യപിച്ച് എത്തുന്ന പുരുഷന്റെ മുന്നിൽ കാണപ്പെടുന്ന രൂപം വെറും ദൃശ്യമാകുന്നു. ആ രൂപം ചിലപ്പോൾ അയാളുടെ മകളാകാം, സഹോദരിയാകാം അല്ലെങ്കിൽ അമ്മയാകാം. ദൃശ്യം മാത്രമേ കാണുന്നുള്ളൂവെങ്കിൽ അയാളെ സംബന്ധിച്ചിടത്തോളം അത് സ്ത്രീ മാത്രമാണ്. എവിടേയും സ്ത്രീശരീരത്തെ ഇന്ന് ലൈംഗിക ചേതനയെ ഉണർത്തി എന്തും ഏതും വിപണനം ചെയ്യുന്നതിനുള്ള മാധ്യമമാക്കി മാറ്റുന്നു. മാധ്യമങ്ങളുടെ വിജയത്തിനു പോലും ഇന്ന് ലൈംഗിക വിഷയങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന അവസ്ഥയാണ്. അതിനാൽ ഏതു സമയത്തും ലൈംഗിക വികാര ഉണർവിന് അനുയോജ്യമായ അന്തരീക്ഷസൃഷ്ടിയുണ്ട്. അതിനാൽ സ്ത്രീ ദൃശ്യം കാണുമ്പോൾ ആ സ്ത്രീയിലെ ബന്ധത്തിന്റെ കാഴ്ച കാണാൻ കഴിയാത്തയാൾ ദൃശ്യം മാത്രം കാണാൻ കഴിയുന്നവരെപ്പോലെ പെരുമാറുന്നു. മൃഗങ്ങൾ ദൃശ്യം മാത്രം കണ്ട് അതേപടി പ്രവർത്തിക്കുന്നു. അതിനാൽ ദൃശ്യസംസ്കാര ആധിപത്യത്തിൽ മനുഷ്യൻ മൃഗങ്ങളേപ്പോലെ പെരുമാറുന്നു. ഇതൊക്കെ ക്രമേണ മനുഷ്യമനസ്സിൽ രൂപപ്പെട്ടുവരുന്ന സാംസ്കാരിക പരിണാമമാണ്. അതിനാൽ കാണുന്ന ദൃശ്യങ്ങൾക്കും കേൾക്കുന്ന വാക്കുകൾക്കും മനുഷ്യമനസ്സിനെ സ്വാധീനിക്കാൻ ശേഷിയുണ്ട്. അവിടെയാണ് ദൃശ്യങ്ങളും വാക്കുകളും പ്രയോഗിക്കുന്നവരുടെ ഉത്തരവാദിത്വം വരുന്നത്. അവയുടെ വിലയും. സ്വവർഗ്ഗരതി വേണ്ടത് പുത്തൻ യുഗത്തിനാവശ്യമായ സമഗ്ര സ്വകാര്യതാ നിയമനിർമ്മാണം Life Glint The Clarity Portal ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രതികളെത്തിയത് സന്ദീപിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തില്‍തന്നെ; പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ജയസൂര്യയുടെ വിമര്‍ശനം ഉക്കൊള്ളുന്നു, റോഡ് പ്രവര്‍ത്തിക്ക് മഴ തടസ്സം തന്നെയാണ്; മന്ത്രി മുഹമ്മദ് റിയാസ് വാട്‌സാപ്പ് സ്വകാര്യതനയം തിരുത്തി കമ്പനി; നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ല ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി ആപ്പുമായി ഫേസ്ബുക്ക് കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് നാലാം ടെസ്റ്റിലും ഇന്ത്യക്ക് ജയം: പരമ്പര, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സുഹൃത്തിന്റെ വിളി ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 ) ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചന്‍ സിനിമ പ്രകൃതി നിയമ നിഷേധം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ ചിത്രം വനിതാ വിമോചനം ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 ) വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി Home » സ്ഥിതി-ഗതി » സ്വവർഗ്ഗരതി വേണ്ടത് പുത്തൻ യുഗത്തിനാവശ്യമായ സമഗ്ര സ്വകാര്യതാ നിയമനിർമ്മാണം സ്വവർഗ്ഗരതി വേണ്ടത് പുത്തൻ യുഗത്തിനാവശ്യമായ സമഗ്ര സ്വകാര്യതാ നിയമനിർമ്മാണം സ്വവർഗ്ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി ആംഗലേയ ചാനലുകൾക്ക് ഏറ്റെടുക്കാൻ പുതിയ വിഷയമായി. കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി ആംഗലേയ ചാനലുകൾ താദാത്മ്യം പ്രാപിക്കുന്നത് പോലെയാണ് അവർ ഇക്കാര്യത്തിലും അജണ്ട സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മുന്നിലുള്ള മുഖ്യപ്രശ്‌നമായി സ്വവർഗ്ഗരതി മാറി. ആക്ടിവിസ്റ്റുകൾ ആവേശം കൊണ്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ദില്ലി നിരത്തിലിറങ്ങി. ഞൊടിയിടയിൽ സ്വവർഗ്ഗരതിയും രാഷ്ട്രീയ തന്ത്രപ്രയോഗത്തിനുള്ള ഉപാധിയായി. നാഗരികമധ്യവർത്തിക്കൊപ്പം തങ്ങളാണ് നിൽക്കുന്നതെന്ന് ബോധ്യപ്പെടുത്താൻ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവര്‍ക്കൊപ്പം കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കപിൽ സിബൽ തുടങ്ങി മന്ത്രിമാരുടെ പട തന്നെ സ്വവർഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ രംഗത്തുവന്നു. 377-ാം വകുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ദില്ലി ഹൈക്കോടതി വിധി പുന:സ്ഥാപിക്കുന്നതിനുള്ള പരിഹാര ഹർജി കൊടുക്കാൻ വരെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നിട്ട് ഇക്കാര്യത്തിൽ ബി.ജെ.പിയുടേയും പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോഡിയുടേയും അഭിപ്രായം എന്താണെന്ന് കോൺഗ്രസ്സ് ആരാഞ്ഞിരിക്കുന്നു. സ്വവർഗ്ഗരതിയെ നികൃഷ്ടവും പാപവുമായി കാണുന്ന രാജ്യങ്ങളും സമൂഹവും ഇന്നും ധാരാളമുണ്ട്. ചിലയിടങ്ങളിൽ വധശിക്ഷ പോലുമുണ്ട്. അനേകരാഷ്ട്രങ്ങൾ നിയമവിരുദ്ധമാക്കിയിട്ടുണ്ട്. 1860ലാണ് അന്നത്തെ സാമ്രാജ്യത്വ സർക്കാർ ഇന്ത്യയിൽ സ്വവർഗ്ഗരതിയെ നിയമവിരുദ്ധമാക്കിയത്. ഇന്ത്യൻ സംസ്‌കാരം സ്വവർഗ്ഗരതിയേയും ശിഖണ്ഡികളേയും ഹിജഡകളേയുമൊക്കെ ഉൾക്കൊണ്ടിരുന്നു. അവർക്ക് രാജകൊട്ടാരങ്ങളിൽ വരെ പ്രത്യേക സ്ഥാനങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു. അതുപോലെ അവർക്ക് സമൂഹം ചില അവകാശങ്ങളും ചാർത്തിക്കൊടുത്തിരുന്നു. എന്നാൽ തങ്ങളുടെ വാർപ്പ്‌സാംസ്‌കാരിക ഭൂമികയിലേക്ക് മറ്റ് സംസ്‌കാരങ്ങളേയും കൊണ്ടുവരിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശക്തികൾ ഇന്ത്യയിലും മറ്റെല്ലാത്തിലുമെന്ന പോലെ ഇക്കാര്യത്തിലും അത് സാധ്യമാക്കിയെടുത്തു. ഇപ്പോൾ ആ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ സ്വവർഗ്ഗരതി എല്ലാ തലങ്ങളിലും കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിന്റെ യഥാർഥ പ്രസക്തി വിസ്മരിക്കപ്പെടുകയും മറ്റു പല താൽപ്പര്യങ്ങൾ അരങ്ങ് വാഴുകയും ചെയ്യുന്നു. രണ്ട്, ഇതു കുറ്റകരമല്ലാത്തതിനാൽ നിയമവിരുദ്ധമാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. എന്നാല്‍, ഇതിന് നിയമസാധുത നല്‍കേണ്ട ആവശ്യവുമില്ല. 377-ാം വകുപ്പ് ഒഴിവാക്കുന്നത് സാങ്കേതികമായി സ്വവര്‍ഗ്ഗരതിയ്ക്ക് നിയമസാധുത നല്‍കുകയാണ് എന്ന്‍ പറയാനാവില്ലെങ്കിലും ഇതിനെ ചുറ്റി ഉയരുന്ന ചര്‍ച്ചകളും പ്രക്ഷോഭങ്ങളും പരോക്ഷമായി സ്വവര്‍ഗ്ഗരതിയ്ക്ക് നിയമാനുസൃത സ്വഭാവം നല്‍കുന്നു എന്ന പ്രതീതി ഉയര്‍ത്തുന്നുണ്ട്. ഇത് മുഖ്യധാരാ സമൂഹത്തിൽ സാംസ്‌കാരികമായി സൃഷ്ടിക്കുന്ന സങ്കീർണ്ണമായ അനുരണനങ്ങളെ കണക്കിലെടുക്കേണ്ടതാണ്. സ്ത്രീ-പുരുഷ ബന്ധത്തിൽ നിലനിൽക്കവേ തന്നെ സ്വവർഗ്ഗരതിയിലും താൽപ്പര്യമുള്ള വ്യക്തികൾ ധാരാളം സമൂഹത്തിലുണ്ട്. അത്തരം സമൂഹത്തിന്റെ വർധന സാംസ്‌കാരികതയേയും സമൂഹത്തിന്റെ പുരോഗതിയേയും ദോഷമായി സ്വാധീനിക്കും. എല്ലാ മനുഷ്യനിലും സ്ത്രീ-പുരുഷ ജൈവ-വൈകാരിക സാന്നിദ്ധ്യമുണ്ട്. അതുണ്ടാവുകയും വേണം. ആരിൽ ജൈവപരമായി ഏത് സാന്നിധ്യമാണോ മുന്തി നിൽക്കുന്നത് അവർ അതിന്റെ അടയാളത്തിൽ ജനിക്കുന്നു. ചിലരിൽ ഇതിന്റെ അനുപാതം തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാവുന്നുള്ളു. അവരിലാണ് ദ്വിമുഖ രതി താൽപ്പര്യം പ്രകടമാകുന്നുത്. അങ്ങിനെ ചായ്‌വ് ഉള്ളവരിൽ ആഘോഷങ്ങളിലൂടെയും അധീശത്വ ഭാവത്തിലുമുള്ള സ്വവർഗ്ഗ വൈകാരികത അടിച്ചേൽപ്പിക്കുന്ന ആക്ടിവിസവും മറ്റും ഉണ്ടാക്കുന്ന വൈകാരിക വൈകല്യങ്ങൾ വളരെ വലുതായിരിക്കും. മാധ്യമ കേന്ദ്രീകൃതമായ ഇന്നത്തെ സമൂഹത്തിൽ സദാസമയവും ലൈംഗികതയെ ഉണർത്തിയും ഉത്തേജിപ്പിച്ചുമാണ് കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം കഠിനവും കർശനമായ നിയമങ്ങളും വഴി സ്ത്രീ-പുരുഷ ബന്ധം കൂടുതൽ സങ്കീർണ്ണമാവുകയും പരസ്പരം വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു. ഇത് പരസ്പര ബന്ധത്തിൽ ഭീതിയേയും കടത്തിവിടുന്നുണ്ട്. ഈ സാഹചര്യവും സ്വവർഗ്ഗ രതിക്കനുസൃതമായ സാമൂഹിക വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പാക്കിക്കൊണ്ട് ഒരു പരിധിവരെ ക്രമം പാലിക്കാൻ കഴിഞ്ഞെന്നിരിക്കും. പക്ഷേ സാംസ്‌കാരികമായി പിന്നോട്ടു പോവുകതന്നെ ചെയ്യും. ഒപ്പം സമൂഹത്തിൽ അക്രമം വർധിക്കുകയും ചെയ്യും. ഉദാഹരണം യു.എസ് തന്നെ. മൂന്ന്, സാംസ്‌കാരികമായി അപഭ്രംശങ്ങൾ ഉണ്ടാകാതെ എങ്ങനെ നിയമത്തിനകത്തു നിന്നുകൊണ്ട് സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാമെന്നുള്ളതാണ് സമൂഹം ചിന്തിക്കേണ്ടത്. ഡിജിറ്റൽ യുഗത്തിന്റെ രണ്ട് പ്രധാന പ്രത്യേകത സുതാര്യതയും ബന്ധിക്കലുമാണ് (Transperancy and Networking സ്വകാര്യത സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന എല്ലാ സമവാക്യങ്ങളും മിനിട്ടുവച്ച് മാറിക്കൊണ്ടിരിക്കുകയാണ്. കിടക്കമുറിയിൽ പോലും സ്വകാര്യത നഷ്ടമാകുന്ന സാങ്കേതികത്വത്തിന്റെ കാലത്തിലേക്കാണ് നാം കടന്നിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ വ്യാഖ്യാനങ്ങളില്‍ മാത്രമായി ഇനി സ്വകാര്യതയെ നിര്‍വചിക്കാനാകില്ല. പുത്തൻ യുഗത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യതയെ അതിസൂക്ഷ്മമായി നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് നിർവചിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആ നിർവചനത്തിൽ സ്വാഭാവികമായും സ്പഷ്ടമായി ലൈംഗികതയും നിർവചിച്ചേ മതിയാവു. അത്തരത്തിലുള്ള സമഗ്രമായ സ്വകാര്യതാ നിയമത്തിനാണ് ഇനി ഇന്ത്യൻ പാര്‍ലിമെന്റ് തുനിയേണ്ടത്. അതിൽ സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളും സ്വകാര്യതയുടെ പരിധിക്കുള്ളിൽ സംരക്ഷിക്കപ്പെടും. മറിച്ച്, ഇപ്പോഴുള്ള ആക്ടിവിസ്റ്റ് അജണ്ടയുടെ പിന്നാലെ പോകുന്ന പക്ഷം സാമൂഹികമായും സാംസ്‌കാരികമായും ശൈഥില്യങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങൾ പരിഗണിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംഘടനകളിലേക്കും വ്യക്തികളിലേക്കും നോക്കിയാൽ മതി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യപ്പെടുമ്പോഴുള്ള സങ്കീർണ്ണതകൾ എന്തൊക്കെയാവുമെന്ന് മനസ്സിലാകാൻ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പതിനൊന്നോളം പുരോഹിതര്‍‌ ഇസ്ലാം ആശ്ളേഷച്ചതും കൃസ്ത്യാനികളായ അവര്‍ എന്തു കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്നും ഇസ്ലാമിന്‍റെ ശ്ത്രുക്കളായിരുന്ന അവര്‍ മുസ്ലിംകളാകാനുണ്ടായ കാരണം എന്താണെന്നും വിവരിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തില്‍ നിന്നും, ഒരു മനുഷ്യന് ജനനം മുതല്‍ മരണം വരെ കിട്ടിയിട്ടുള്ള സകല നേട്ടങ്ങളും കോട്ടങ്ങളും ചേര്‍ത്തു വെച്ച്, അത് എല്ലാം കൂടി ഒറ്റവാക്കില്‍ പറയാന്‍ ശ്രമിച്ചാല്‍, നിങ്ങള്‍ എന്തു പറയും ? എന്തൊക്കെ നേടിയാലും അത് ആത്യന്തികമായി നമുക്കു തരുന്നത് കുറെ അനുഭവങ്ങളാണ്. അനുഭവങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, മനുഷ്യന്‍ പ്രവര്‍ത്തന രഹിതനായി ദ്രവിച്ച് നശിച്ചു പോകും. അനുഭവങ്ങള്‍ ലഭിക്കണമെങ്കില്‍ വേറെയും മനുഷ്യര്‍ ഉണ്ടായിരിക്കണം, അവരോട് ഇടപെടണം. ഒരു മനുഷ്യന് അനുഭവിക്കാവുന്ന എല്ലാ വിധ അനുഭവങ്ങളും സൃഷ്ടിക്കണമെങ്കില്‍ ആണും പെണ്ണുമായി രണ്ടു മനുഷ്യ ജീവികള്‍ ഒത്തു ചേരണം എന്നും, ആണും പെണ്ണും ചേര്‍ന്ന് ഒരുമിച്ച് ജീവിച്ച്, മരണം വരെ നിലനില്‍ക്കാന്‍ അത്യാവശ്യമായ അനുഭവങ്ങളും അനുഭൂതികളും, മറ്റു മനുഷ്യരെയും സൃഷ്ടിക്കുന്ന, കുടുംബം എന്ന സംവിധാനം സ്വന്തമാക്കാനാണ് വിവാഹം എന്നും ആയിരുല്ലോ കഴിഞ്ഞ ലക്കത്തിലെ കണ്ടെത്തല്‍? അങ്ങിനെയെങ്കില്‍ ഒരു പുരുഷന്‍ ആരെയാണ് വിവാഹം ചെയ്യേണ്ടത്? ഒരു സ്ത്രീയെ വിവാഹം ചെയ്യണം അല്ലേ? സ്ത്രീയാണെങ്കിലോ ഒരു പുരുഷനെ അല്ലേ വിവാഹം ചെയ്യേണ്ടത് (ഒരു ഡോക്ടറെ വേണം, എന്‍ജിനീയറെ വേണം, സര്‍ക്കാരുദ്യോഗസ്ഥരെ വേണം, പിജി വേണം, പ്രൊഫഷണല്‍ വേണം എന്നൊക്കെ മസിലു പിടിക്കുന്നവരെ കണ്ടിട്ടുണ്ട്.) സാധാരണ നാട്ടു നടപ്പനുസരിച്ച്, സ്ത്രീയേക്കാള്‍ പ്രായക്കൂടുതലും, പൊക്കക്കൂടുതലും ഉള്ള പുരുഷനെയാണ് വിവാഹത്തിന് അന്വേഷിക്കുന്നത്. മറിച്ചായാല്‍ എന്തെങ്കിലും കാതലായ കുഴപ്പമുണ്ടോ എന്നതിനെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ഏതായാലും നാട്ടു നടപ്പ് പിന്തുടരുവാനാണ് എന്‍റെ പക്ഷം. സ്വന്തം സമുദായത്തില്‍ നിന്നും പങ്കാളിയെ തിരഞ്ഞെടുക്കുന്നത്, മറ്റൊരു നാട്ടു നടപ്പാണ്. കുടുംബത്തിലെ ഓരോ സംഭവ വികാസങ്ങളും (ജനനം, മരണം, സ്വത്ത് വിഭജനം മുതലായവ) അതതു സമുദായത്തിന്‍റെ ആചാരവും ചിട്ടയും അനുസരിച്ച് ഔദ്യോഗികം ആക്കി നിയമ സാധുത നേടുന്ന നടപടിക്രമം രാജ്യത്തിന്‍റെ ഭരണഘടനയിലും വിഭാവനം ചെയ്തിരിക്കുന്നു. ഏതു മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടത്തിയിരിക്കുന്നത് എന്നതനുസരിച്ചല്ലേ കുടുംബത്തിന്‍റെ ആസ്തികള്‍ക്കും ബാദ്ധ്യതകള്‍ക്കും പിന്തുടര്‍ച്ച ലഭിക്കുന്നത്. ദമ്പതികള്‍ ഒരേ സമുദായത്തിലാണെങ്കില്‍, ഓരോ സാഹചര്യവും കൈകാര്യം ചെയ്യാന്‍ അതിൻ്റെതായ നിശ്ചിത ശൈലി ഉണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന ദുര്‍ഘട സാഹചര്യങ്ങളില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കോ, സമുദായ അധികാരികള്‍ക്കോ നടപടികള്‍ എടുക്കാന്‍ ആ പ്രോട്ടോക്കോള്‍ സഹായകരമാകും. ഒരേ വിശ്വാസമുള്ളവരാണെങ്കില്‍, ആത്മീയ ആവശ്യങ്ങളില്‍, ഒരുമയോടെ പെരുമാറുവാന്‍ സാധിക്കും. അതിനാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യം ഇല്ലെങ്കില്‍ സ്വസമുദായത്തില്‍ നിന്നും വിവാഹം അന്വേഷിക്കുന്ന നാട്ടു നടപ്പ് പിന്തുടരാം. നിയമ സാധുത വേണ്ട ഒരു ഉടമ്പടി കൂടിയാണ് വിവാഹം. നിയമം അനുവദിക്കുന്ന ആളെ വേണം വിവാഹം കഴിക്കാന്‍. നിലവില്‍ വിവാഹം കഴിച്ചിരിക്കുന്ന ആളിനെ അതറിയാതെ മറ്റൊരാള്‍ വിവാഹം ചെയ്താല്‍, ആ വിവാഹത്തിന് നിയമസാധുത ലഭിക്കാതെ വരാം. മാനസിക പക്വത, അല്ലെങ്കില്‍ സുബോധം ഇല്ലാത്ത ആളുമായുള്ള വിവാഹവും അസാധു ആകാം. അതിനാല്‍, ഒരു വിവാഹ ആലോചന വരുമ്പോള്‍, അവരുടെ വിവാഹ അവസ്ഥ, മാനസിക പക്വത, ക്രിമിനല്‍ പശ്ചാത്തലം, കടക്കെണി തുടങ്ങി സ്വച്ഛമായ കുടുംബ ജീവിതത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടോ എന്നും, അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വാസ്തവം ആണോ എന്നും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ ആണ് സാധാരണ ഈ ചുമതല ചെയ്തു വരുത്. വന്ന പ്രൊപ്പോസലിലെ വ്യക്തിയെയോ കുടുംബത്തെയോ അറിയുന്ന രണ്ടു പേരോടെങ്കിലും അന്വേഷിച്ച് എതിരഭിപ്രായം ഉണ്ടായില്ലെങ്കില്‍ മാത്രം അടുത്ത പടിയിലേക്കു കടക്കുക. അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ തടസ്സങ്ങളില്ല എന്നു തോന്നിയാല്‍ പെണ്ണുകാണല്‍ എന്ന പ്രധാന നടപടിയിലേക്ക് കടക്കാം. ആയുഷ്ക്കാലം മുഴുവന്‍ ഒന്നിച്ചു കഴിയേണ്ട ആളെ എങ്ങിനെയാണ് അരമണിക്കൂര്‍ പെണ്ണുകാണല്‍ കൊണ്ടു മനസ്സിലാക്കുക എന്ന ചോദ്യം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരായിരം പേരെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ട്. അതേക്കുറിച്ചും മുമ്പ് എഴുതിയിട്ടുണ്ട്. ഒരാളെ മനസ്സിലാക്കാന്‍ ഒരായുഷ്കാലം മതിയാവില്ല. ആയുസ്സ് അവസാനിച്ച ശേഷമായിരിക്കും പലര്‍ക്കും അവരുടെ പങ്കാളിയെ കൂടുതല്‍ മനസ്സിലാവുക. ആളെ മനസ്സിലാക്കല്‍ എന്നതിനേക്കാള്‍, മനസ്സിലാക്കാന്‍ പറ്റിയ ആളാണോ എന്ന തിരിച്ചറിയലാണ് പെണ്ണു കാണല്‍ ചടങ്ങില്‍ പെണ്ണും ചെറുക്കനും കൂടി നടത്തേണ്ടത്. ദാമ്പത്യ ജീവിതം എന്നത്, തുടര്‍ന്നുള്ള അനന്തമായി നീളുന്ന പരസ്പരം മനസ്സിലാക്കല്‍ പ്രക്രിയ ആയിരിക്കട്ടെ. പെണ്ണുകാണലില്‍ എന്തു ചെയ്യണം എന്നു എന്നോടു ചോദിച്ചിട്ടുള്ള യുവതീ യുവാക്കളോട് ഞാന്‍ ഉപദേശിക്കാറുള്ളത് ഇങ്ങിനെയാണ്. ആദ്യമായി കാണുമ്പോള്‍ സ്വന്തം ഹൃദയത്തോടു ചോദിക്കണം മരിക്കുന്നതു വരെ ഇയാളോടൊപ്പം ജീവിക്കാന്‍ തയ്യാറാണോ എന്ന്. അല്ല എന്നാണ് ഹൃദയം മറുപടി തരുന്നതെങ്കില്‍ പണി എളുപ്പമായി, ബുദ്ധിയുടെ തലത്തില്‍ നിന്നും ഉപചാര വാക്കുകള്‍ ഉപയോഗിച്ച്, ചടങ്ങ് പൂര്‍ത്തിയാക്കി, സസന്തോഷം പിരിയുക. അതേ എന്ന് ഹൃദയം മറുപടി തന്നാല്‍ പകുതി തീരുമാനമായി. ഇനി മറ്റേയാള്‍ക്കും അങ്ങിനെ തന്നെ അനുഭവപ്പെടുുണ്ടോ എന്ന് കണ്ടെത്തണം. അതറിയാനാണ് അയാളോട് സംസാരിക്കേണ്ടത്. ആ സംഭാഷണം ബുദ്ധിയുടെ തലത്തില്‍ നിന്നല്ല, മറിച്ച് ഹൃദയത്തിന്‍റെ തലത്തില്‍ നിന്നായിരിക്കണം. നിങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന സംഭാഷണം എന്തായാലും അത് മറ്റേ ആളുടെ ഹൃദയത്തോട് ആയിരിക്കണം ചോദിക്കേണ്ടത്. അയാളുടെ ഹൃദയം കൊണ്ടാണ് നിങ്ങളുടെ സംഭാഷണം കേട്ടതെങ്കില്‍, രണ്ടു ഹൃദയങ്ങളും തടസ്സമില്ലാതെ സംവദിക്കും. ഹൃദയങ്ങളുടെ ഐക്യം Harmony of the hearts നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങിനെയെങ്കില്‍ അയാളെ പങ്കാളി ആയി സ്വീകരിക്കാം. ഇതാണെന്‍റെ പങ്കാളി എന്ന് നിങ്ങളുടെ ഹൃദയം പറയുന്നില്ലെങ്കില്‍, ആ വിവാഹത്തിന് തയ്യാറാവേണ്ട. സ്വന്തം ഹൃദയത്തെ ശ്രവിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമേ ഹൃദയത്തോടു സംവദിക്കാന്‍ കഴിയൂ. നിശ്ശബ്ദമായി ഒന്നും ചിന്തിക്കാതെ മെഡിറ്റേഷനില്‍ ഇരുന്നു പ്രാക്ടീസ് ചെയ്താല്‍ ഹൃദയത്തെ ശ്രവിക്കാന്‍ പഠിക്കും. ബുദ്ധി കൊണ്ടു മാത്രം വിവാഹത്തിന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബുദ്ധി പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക് പിന്നീട് എപ്പോഴെങ്കിലും മാറ്റം വന്നാല്‍, ആദ്യമെടുത്ത തീരുമാനത്തെ തള്ളിപ്പറയാനായിരിക്കും ബുദ്ധി ശ്രമിക്കുക. ഉദാഹരണത്തിന്, നല്ല മുഖസൗന്ദര്യം ഉള്ള പെണ്‍കുട്ടി എന്നു പരിഗണിച്ച് വിവാഹം ചെയ്തു എന്നു കരുതുക. കുറച്ചു കാലത്തിനു ശേഷം എപ്പോഴെങ്കിലും അടുക്കളയില്‍ ഭക്ഷണത്തിന് പപ്പടം കാച്ചുമ്പോള്‍ തിളച്ച എണ്ണ തെറിച്ച് അവളുടെ മുഖം വികൃതമായാല്‍? അല്ലെങ്കില്‍, സുമുഖന്‍ സുന്ദരന്‍ എന്നു പരിഗണിച്ച് കെട്ടിയ പയ്യന്‍, വിവാഹശേഷം ബൈക്കില്‍ നിന്നു മൂക്കും കുത്തി വീണവിരൂപനാകുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍? നിങ്ങളുടെ ബുദ്ധി പറയും, ഞാന്‍ സ്വീകരിച്ചപ്പോള്‍ നല്ലതായിരുന്നു, ഇപ്പോള്‍ മോശമായി, അതുകൊണ്ട്, ഇതെനിക്ക് ഇഷ്ടമല്ലാതായിരിക്കുന്നു എന്ന്. ആദ്യ കാഴ്ചയിലോ, ഇടക്കെപ്പോഴെങ്കിലുമോ ഹൃദയം കൊണ്ട് സ്വീകരിച്ച ആളാണെങ്കില്‍, ഈ വക മാറ്റങ്ങള്‍ ഒന്നും ഹൃദയത്തിന്‍റെ ഊഷ്മളതയെ ബാധിക്കുകയില്ല. അവിചാരിതമായ ദുരവസ്ഥകള്‍ അപ്രസക്തമാക്കാനായിരിക്കും ഹൃദയം ശ്രമിക്കുക. ഹൃദയം ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍, അത് അപ്പപ്പോഴത്തെ അസൗകര്യം പോലെ തള്ളിക്കളയുകയില്ല. കോണ്‍ഗ്രസ് – ജോജു വിവാദം ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്ന് ഡിസിസി പ്രസിഡന്റ് Kottayam Media കോണ്‍ഗ്രസ് – ജോജു വിവാദം ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്ന് ഡിസിസി പ്രസിഡന്റ് കൊച്ചി :നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നം സമവായമായില്ല. ജോജു വിഷയത്തില്‍ തുടര്‍ നിലപാട് യോഗത്തിന് ശേഷം കൈകൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ നിന്നു ജോജു പിന്മാറുന്നുവെന്നാണ് മനസിലാക്കുന്നത്. അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു ഇത് വരെ നേരിട്ട് വന്നിട്ടില്ല. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ കോണ്‍ഗ്രസ് അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ഇന്ധന വിലവര്‍ധനക്കെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് ജോജു ജോര്‍ജ്ജും പാര്‍ട്ടിയും പ്രശ്‌നമുണ്ടാകുന്നത്. ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയില്ല. റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യ ഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സമവായ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. ജോജുവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ജോജുവുമായി സംസാരിച്ചിരുന്നുവെന്നും പാര്‍ട്ടിയോടോ വ്യക്തികളോടോ വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിനിടെ കേസില്‍ കക്ഷി ചേരാനുള്ള ജോജുവിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൃത്യമായ കാര്യം വ്യക്തമാക്കാതെയുള്ളതാണ് ഹര്‍ജിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാമപുരത്ത് കാറും .ബൈക്കും കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്ക് പാലാ:രാമപുരത്ത് കാറും ,ബൈക്കും കൂട്ടിമുട്ടി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.രാമപുരം അമ്പലം ജങ്ഷനും ,പോലീസ് സ്റ് പാലയ്ക്കടുത്ത് പൂവരണിയിൽ ഭൂചലന സമാനമായ മുഴക്കം കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി കോട്ടയം: കോട്ടയം പാമ്പാടിക്കടുത്ത് കോത്തലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കണ്ടെത്തി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ ഹൈവേയിൽ മുഴുവൻ നോട്ട് കെട്ടുകൾ കിട്ടിയവർ, കിട്ടിയവർ വാരിയെടുത്തു കറന്‍സി നോടുകള്‍ റോഡില്‍ ചിതറിവീഴുന്നതുകണ്ട് അമ്പരന്ന് യാത്രക്കാര്‍. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോടുകള്‍ ശേഖരിക്കുന്ന കാഴ്ചയും കാണാം. മറ ഇടനാട് ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു പാലാ :ഇടനാട്: ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ്‌(14) അന്തരിച്ചു സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരണം ചില വീടുകളുടെ ഭിത്തി വിണ്ടുകീറി കാമുകനെ കാത്തിരുന്ന യുവതി നിരാശയായി പിന്നെ കാട്ടിക്കൂട്ടിയതൊക്കെ സിനിമയെ വെല്ലുന്ന രീതിയിൽ പാലക്കാട് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പേരെ മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു പാലക്കാട്-മുണ്ടക്കയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബേക്കറി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഒരു രാത്രി മുഴുവൻ നാടിനെ നടുക്കി :കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി പാലാ :ഒരു രാത്രി മുഴുവനും,നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുക്കം ശാന്തമായ സമാപനമായി.ഇന്നലെ വൈകിട്ടോടെ കെഴ താലികെട്ടിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാല ഊരിയെറിഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറി വരന്‍ തിരുവനന്തപുരം താലികെട്ടിന് മിനിറ്റുകള്‍ക്ക് മുന്‍പ് മാല ഊരിയെറിഞ്ഞ് വിവാഹത്തില്‍ നിന്നും പിന്മാറി വരന്‍.തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായത് Sathyam Online കുവൈറ്റില്‍ മീഡ് (മുള്ളറ്റ്) മത്സ്യബന്ധന സീസൺ അ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍ എന്നെ ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത് നടൻ അജിത് കുവൈറ്റില്‍ മീഡ് (മുള്ളറ്റ്) മത്സ്യബന്ധന സീസൺ അ കോവിഡ് ധനസഹായം; മരണപ്പെട്ടവരുടെ പ്രവാസികളുടെ ആശ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍ ‘തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ യു.പി.എ സഖ്യം ഇല്ലാതായി, ബിജെപിക്കെതിരെ പുതിയ സ 1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ 1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ വന്‍ തോതില്‍ കൈക്കൂലി മറിയുന്ന മേഖലകളിലൊന്നാണ് അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോ ആരാണീ കര്‍ഷകര്‍ അവര്‍ സാധാരണക്കാരാണ് നിലം മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ കഴിഞ്ഞ സീസണിലെ ക്യാപ്റ്റനെയും, മുന്‍ ക്യാപ്റ്റന സഞ്ജു രാജസ്ഥാനില്‍ തന്നെ, ഔദ്യോഗിക സ്ഥിരീകരണം ശ്രേയസ് അയ്യരെ ഒഴിവാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ജഡേജയ്ക്ക് 16 കോടി, ധോണിക്ക് 12 കോടി; ചെന്നൈ നി ഹൈലക്‌സ് പിക്ക്-അപ്പ് എസ്‌യുവി ഇന്ത്യയിൽ അവതരിപ ഒരു കോടി ഇരുചക്ര വാഹന വായ്പ എന്ന നാഴികക്കല്ല് പ വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നടി രമ്യ നമ് സ്‌മൃതി ഫാഷൻ സ്റ്റൈലിന്‍റെ ആഭിമുഖ്യത്തിൽ ഫാഷൻ ഡ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം കൈവരിച്ചുകൊണ്ട ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് തുണച്ചു! സാമ്പത് ഭീതിനിറച്ച് ഒമിക്രോൺ; അറിയാം കൊറോണയുടെ പു ഹോമിയോ സേവനം ഇനി വളരെ എളുപ്പത്തില്‍! എം-ഹോ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ് വെക്റ്റര്‍ ജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പ കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായത് കേരളത്തിൽ തക്കാളിക്കും ബീൻസിനും കുത്തനെ വില ഉയരാൻ കാരണം തമിഴ്നാട്ടിൽ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാൽ തമിഴ്നാട്ടിലെ മൊത്തവിതരണ ചന്തയിൽ മറ്റു പച്ചക്കറിക്കള്‍ക്ക് മുമ്പത്തേതിൽ നിന്ന് വില കാര്യമായി കൂടിയിട്ടില്ല. സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റിൽ കിലോയ്ക്ക് 60 രൂപ .ബീൻസും അമരപ്പയറും മല്ലിയിലയും മഴയിൽ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയിൽ ഇവയുടെ വില കൂടി. രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് കിലോയ്ക്ക് പത്തുരൂപ കൂടി 30 രൂപയായി, ബീൻസിനും പത്തു രൂപ കൂടി. മറ്റു പച്ചക്കറികള്‍ക്ക് തമിഴ്നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ വില കൂടിയിട്ടില്ല. ദിവസവും ഇന്ധന വില വര്‍ധന ഉയരുന്നുണ്ടെങ്കിലും രണ്ടും മാസ് മുന്പ് കൂട്ടിയ ചരക്കു കൂലിയാണ് ഇപ്പോഴും ലോറി ഉടമകള്‍ ഈടാക്കുന്നത്. കുവൈറ്റില്‍ മീഡ് (മുള്ളറ്റ്) മത്സ്യബന്ധന സീസൺ അവസാനിക്കുന്നു കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മീഡ് (മുള്ളറ്റ്/കണമ്പ്‌) മത്സ്യബന്ധന സീസൺ അവസാനിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) തലാൽ ഫഹദ് അൽ ദൈഹാനി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജൂൺ 15 മുതൽ നവംബർ 30 വരെ മീഡ് മത്സ്യബന്ധനം അനുവദനീയമാണെന്ന് അൽ ദൈഹാനി പറഞ്ഞു. കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൽ മികച്ച ഫലങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും എല്ലാവരും പിഎഎഎഎഫ്ആർ മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഇതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ പാലിക്കുന്നത് തുടരുമെന്നും, പ്രതിരോധ നടപടികള്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അബു ഹലീഫയിലാണ് വാഹനാപകടമുണ്ടായത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രവാസി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സിര്‍സയുടെ ബിജെപി പ്രവേശനം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നത്. ബി.ജെ.പി. അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി; ‘ഇച്ചാക്ക’യോട് മോഹന്‍ലാല്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സ്‌നേഹം’ ഇന്ന് റിലീസാകുമ്പോള്‍ പ്രേഷകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. “പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ […] മകന്റെ വിവാഹം ക്ഷണിച്ച് മടങ്ങവെ വാഹനാപകടം; പരിക്കേറ്റ പിതാവ് മരിച്ചു രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് മകൻ സുജിതിന്റെ കല്യാണം ക്ഷണിക്കാനായി അരിവിളംചാലിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങും വഴിയാണ് ആത്മാവുസിറ്റിക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ ദിവാകരനും, ഭാര്യ സതിയും കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാർ ഓടിച്ചിരുന്ന സുജിതിന് നിസ്സാര പരിക്കേറ്റു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ .ഭാര്യ സതി രാജാക്കാട് മാനാംതടത്തിൽ കുടുംബാംഗം. മക്കൾ …] ‘തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്’; കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത് ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ പദ്ധതിയിട്ടത്. കോണ്‍ഗ്രസ് നേതാവ് ഒപ്പമുള്ളയാളോട് പറയുന്നത് എംഎല്‍എയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് ഒരു കോടിയോ മറ്റോ ആകട്ടെ. അത് തരാം. ആരുമറിയാതെ തീര്‍ത്തുകളയണമെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. Plot to assassinate a sitting BJP MLA chairman of BDA SR vishwanath being probed by […] വെടിയൊച്ച കേട്ടയുടന്‍ ടീച്ചര്‍ വാതിലുകളും ജനാലകളും അടച്ചു, ക്ലാസ് റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു; മേശകള്‍ വലിച്ച് വാതിലിന് കുറുകെയിട്ടു, കത്രികയും കാല്‍ക്കുലേറ്ററും വരെ പ്രതിരോധിക്കാനായി കയ്യില്‍ കരു മിഷിഗണ്‍: മിഷിഗണ്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സഹപാഠികള്‍. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെടിയൊച്ച മുഴങ്ങുകയും മരണത്തെ മുന്നില്‍ കാണുകയും ചെയ്ത നിമിഷത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂള്‍ സീനിയര്‍ എയ്ഡന്‍ പേജും സഹപാഠികളും അവരുടെ എപി സ്റ്റാറ്റിസ്റ്റിക്സ് ക്ലാസിനു തയ്യാറെടുക്കവെയാണ് ഞെട്ടിച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങിയത്. തങ്ങളുടെ ക്ലാസ് ടീച്ചര്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് ക്ലാസ്‌റൂമിന്റെ വാതിലുകള്‍ അടച്ചെന്നും മെറ്റല്‍ ഡോര്‍‌സ്റ്റോപ്പ് ഉപയോഗിച്ച് അത് അടയ്ക്കുകയും ചെയ്തുവെന്നും മേശകള്‍ വലിച്ച് വാതിലിനരികിലേക്ക് […] കോവിഡ് ധനസഹായം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതരെ അവഗണിക്കരുത്; കുവൈറ്റ് കെ.എം.സി.സി. കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കു കൂടി നൽകണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോടാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് അങ്ങേയറ്റം അപലനീയമാണെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി […] സംസ്ഥാനത്തെ റെയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ തീരുമാനം: മന്ത്രിസഭായോഗ തീ തിരുവനന്തപുരം: കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല […] രണ്ട് ഡോസ് വാക്‌സിനും എടുത്താല്‍ ഭാഗ്യശാലിക്ക് 60,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍; ഇതാ ഒരു വമ്പന്‍ ഓഫര്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 30ന് ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു പരാതി നല്‍കി ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 ) സ്‌കാര്‍ഫും കൈയും വലിച്ചതും, വിവാഹാഭ്യര്‍ത്ഥന നടത്തിയതും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമം അല്ല; കൊല്‍ക്കത്ത ഹൈക്കോടതി കൊല്‍ക്കത്ത: സ്ത്രീകളുടെ സ്‌കാര്‍ഫ് വലിച്ചിടുക, ഇരയുടെ കൈപിടിച്ച് വലിക്കുക,വിവാഹാഭ്യര്‍ത്ഥന നടത്തുക എന്നിവ പോക്‌സോ നിയമപ്രകാരമുള്ള ‘ലൈംഗിക ആക്രമണം’ അല്ലെങ്കില്‍ ‘ലൈംഗിക പീഡനം’ എന്നിവയുടെ നിര്‍വചനത്തില്‍ വരുന്നതല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് ബിബേക് ചൗധരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ചുരുക്കത്തില്‍ പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ഇരയായ പെണ്‍കുട്ടി 2017 ഓഗസ്റ്റില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രതി പെണ്‍കുട്ടിയുടെ ‘സ്‌കാര്‍ഫ്’ പിടിച്ച് വലിക്കുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ലെങ്കില്‍ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പ്രതി […] ബിഹാറില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി; സംഭവത്തില്‍ അന്വേഷണം പാട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച തിമിര ശസ്ത്രക്രിയ ക്യാമ്പില്‍ പങ്കെടുത്ത ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി. ക്യാമ്പില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കാഴ്ച നഷ്ടമായവരുടെ കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്. സംഭവ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചതായി സിവിൽ സർജൻ ഡോ.വിനയ് കുമാർ ശർമ്മ പറഞ്ഞു. യു.പി.എ സഖ്യം ഇല്ലാതായി, ബിജെപിക്കെതിരെ പുതിയ സഖ്യം വേണം; പവാറിനെ സന്ദര്‍ശിച്ച് മമതാ ബാനര്‍ജി മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്ത് യു.പി.എ സഖ്യം നിലവില്‍ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച ബദൽ വേണമെന്നും അവർ പറഞ്ഞു. എന്താണ് യുപിഎ, ഇപ്പോള്‍ യുപിഎ ഇല്ല- പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ച പവാര്‍, അന്ന് […] ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി ന്യൂഡൽഹി: കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. [കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അദ്ധ്യായത്തിലെ ഒരു ഭാഗമാണിത് യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എഴുതിയിട്ടുണ്ട്.] ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളര്‍ന്നിട്ടുള്ള രാജ്യങ്ങളില്‍, ഉയര്‍ന്നു വരുന്ന ബൂര്‍ഷ്വാസിയോടൊപ്പം ഈ രണ്ടു വര്‍ഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്. ആധുനിക നാഗരികത പൂര്‍ണ്ണമായി വളര്‍ന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളില്‍, പുതിയൊരു പെറ്റിബൂര്‍ഷ്വാവര്‍ഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിനും ബൂര്‍ഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂര്‍ഷ്വാവര്‍ഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗമാണിത്. എന്നാല്‍ മത്സരത്തിന്റെ പ്രവര്‍ത്തനം കൊണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികള്‍ നിരന്തരം തൊഴിലാളിവര്‍ഗ്ഗത്തിന്റെ അണികളിലേക്ക് പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളര്‍ച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങള്‍ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദര്‍ഭം അടുത്തുവരുന്നത് അവര്‍ കാണുകപോലും ചെയ്യുന്നുണ്ട്. ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതല്‍ കൃഷിക്കാരായ ഫ്രാന്‍സിനെപ്പോലുള്ള രാജ്യങ്ങളില്‍, ബൂര്‍ഷ്വാസിക്കെതിരായി തൊഴിലാളിവര്‍ഗ്ഗത്തിന്റെ പക്ഷത്തുചേര്‍ന്ന എഴുത്തുകാര്‍ ബൂര്‍ഷ്വാ ഭരണത്തിനെതിരായ അവരുടെ വിമര്‍ശനത്തില്‍ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവര്‍ഗ്ഗങ്ങളുടെ നിലപാടില്‍ നിന്ന് കൊണ്ട് തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂര്‍ഷ്വാ സോഷ്യലിസം ആവിര്‍ഭവിച്ചത്. ഫ്രാന്‍സിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്. ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവര്‍ തുറന്ന് കാട്ടി. യന്ത്രവല്‍ക്കരണത്തിന്റെയും തൊഴില്‍വിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യില്‍ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങള്‍ അവര്‍ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കര്‍ഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തുന്ന സര്‍വ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാര്‍മ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവര്‍ വിരല്‍ ചൂണ്ടി. പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകില്‍ പഴ്യ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കില്‍ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ ഈ ഉപാധികള്‍ തകര്‍ത്തു കഴിഞ്ഞതും തകര്‍ക്കാതിരിക്കുവാന്‍ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ ചട്ടക്കൂടിനുള്ളില്‍ ഞെക്കിഞെരുങ്ങി നിര്‍ത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്. അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തില്‍ പണ്ടത്തെ ഗില്‍ഡുകള്‍, കൃഷിയില്‍ പിതൃതന്ത്രാത്മകബന്ധങ്ങള്‍, അവസാനം കടുത്ത ചരിത്രവസ്തുതകള്‍ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോള്‍ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയില്‍ ചെന്ന് കലാശിച്ചു. അവലംബം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ് Labels: കമ്മ്യൂണിസം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്സിസം, രാഷ്ട്രീയം ഫ്യൂഡല്‍ പ്രഭുവര്‍ഗ്ഗം മാത്രമല്ല ബൂര്‍ഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വര്‍ഗ്ഗത്തിന്റെ ജീവിതോപാധികള്‍ മാത്രമല്ല ആധുനികബൂര്‍ഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തില്‍ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂര്‍ഷ്വാസിയുടെ പൂര്‍വ്വികര്‍. ഇന്ന് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കള്‍(താഴെ മുതല്‍ മുകളില്‍ വരെ) ഈ പെറ്റീ ബൂര്‍ഷ്വാ സോഷ്യലിസ്റ്റുകളില്‍ ഉള്‍പ്പെടുമോ? അവരുടെ ജീവിത രീതി പെറ്റീ ബൂര്‍ഷ്വകളെപ്പോലെ തോന്നിപ്പിക്കുന്നു. ജനംപറയുന്നു.കോം ജനപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങളും ,പ്രതികരിക്കാനുള്ള അവകാശവും പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ് അതെ ഇതു നിങളുടെ/നമ്മളുടെ/ ജനങ്ങളുടെ സ്വന്തം മാദ്യമം Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു. മകന്‍ കരണ്‍ ഡിയോളിനെ കുറിച്ച് സണ്ണി ഡിയോള്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു നായികയ്‌ക്കൊപ്പം താന്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു…. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; വേദനയോടെ കെ പി എ സി ലളിത പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് കെപിഎസി ലളിത. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ കെപിഎസി ലളിത 50 വർഷത്തിലധികമായി കലാ ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനമാണ്; മോഹൻലാൽ മരക്കാറിൽ മോഹന്‍ലാലിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിച്ചത്. ആദ്യ നാല്‍പതു മിനിറ്റോളം ആണ് പ്രണവ് സ്‌ക്രീനില്‍ ഉള്ളു എങ്കിലും തന്റെ ഗംഭീര പ്രകടനം താന്‍ ലാലിന്റെ ഫോട്ടോ വിട്ട് വേറെ വല്ല ഫോട്ടോസും എടുത്ത് കഴിവ് തെളിയിക്ക്… മോഹന്‍ലാലിന്റെ റീച്ച് കൂട്ടാന്‍ നടക്കുന്നു; കമന്റിന് ചുട്ടമറുപടിയുമായി അനീഷ് സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷിന്റെ ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് അദ്ദേഹം പങ്കുവെച്ച കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ ‘ലേലു അല്ലു, ലേലു അല്ലു, ലേലു അല്ലു എന്നെ അഴിച്ചുവിട് ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ’; വീഡിയോയുമായി നവ്യ നായർ ‘ദൃശ്യം 2’ ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് നവ്യ നായർ. ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്നതാണ് വിഡിയോയിൽ കാണാനാകുക. ‘ലേലു അല്ലു, ലേലു ബാഹുബലി, കെജിഎഫ് പോലെ അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രം..ഒരു മിനിറ്റ് പോലും കണ്ണു ചിമ്മാതെ ഇരുന്ന് കണ്ടു, എന്താണ് ചിത്രത്തില്‍ ജനം പ്രതീക്ഷിച്ച് പോയതെന്ന് മനസിലായിട്ടില്ല; ഫേസ്ബുക്ക് ലൈവുമായി സംവിധായകൻ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന് എതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയ്‌നോട് പ്രതികരിച്ച് ‘കെങ്കേമം’ സിനിമയുടെ സംവിധായകന്‍ ഷാമോന്‍ ബി പറേലില്‍.ഒരു മിനിറ്റ് ഭയപ്പെടണ്ട മുന്നോട്ട് പോകൂ… ആ വ്യക്തിയുടെ പോസ്റ്റിൽ സ്നേഹം നിറച്ച് മീനാക്ഷി! അമ്പരന്ന് സോഷ്യൽ മീഡിയ നമിത പ്രമോദും മീനാക്ഷി ദിലീപും വളരെ അടുത്ത സുഹൃത്തുക്കളാണ്. പല തവണയും ഇരുവരും അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല തന്നെക്കാളും ഏറെ ഞാന്‍ പബ്ലിക് ഫിഗറാണ്, പക്ഷെ എന്റെ മകള്‍ അങ്ങനെയല്ല, നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്തു നോക്കി പറയാം; മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ഇനി സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍ തന്റെ മകളെ കളിയാക്കി കൊണ്ടുള്ള ട്രോളുകള്‍ ഇനി സഹിക്കില്ലെന്ന് അഭിഷേക് ബച്ചന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരാധ്യയെ കുറിച്ചുള്ള ട്രോളുകളോടുള്ള പോലീസ് നമ്മ ആള്, കവലപ്പെടവേണ്ട’ എന്ന് സൈജു ഫോണിൽ നിന്ന് ലഭിച്ച ആ വിവരങ്ങൾ; അന്വേഷണ സംഘത്തെ ഞെട്ടിക്കുന്നു കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. രാസലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യാനായി വായ വെട്ടിയിട്ട പോലെ കിടക്കണ കിടപ്പ് കണ്ടാ… കുറച്ച് കഞ്ഞിയെടുക്കട്ടെ, കുഞ്ഞാലിയെ ട്രോളന്മാർ കൊന്നു! സോഷ്യൽ മീഡിയയിൽ ട്രോൾ മഴ! കുറച്ച് കണ്ടാലോ… മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സിനിമ, അടുത്ത കാലത്ത് ഒരു മലയാളച്ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രൊമോഷന്‍ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നേല്‍ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്താമായിരുന്നു… സിനിമക്ക് ലഭിക്കുന്ന രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങള്‍ അത് അര്‍ഹിക്കുന്നില്ല, കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ട്; കുറിപ്പ് വൈറൽ മരക്കാർ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയെ പുകഴ്ത്തിയും ഇകഴ്ത്തിയും നിരവധി അഭിപ്രായങ്ങള്‍ ആണ് ഇപ്പോള്‍ ഉയരുന്നത്. അതില്‍ സിനിമയെ കുറിച്ച് സോഷ്യല്‍ ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ കോടതിയില്‍ വെച്ച് ലിസി പറഞ്ഞത് കേട്ട് അത്രയും നേരം പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി ജീവനേക്കാള്‍ ഞാന്‍ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്, അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു; വിഷാദരോഗാവസ്ഥയിലായിരുന്നു താനെന്ന് പ്രിയദര്‍ശന്‍ December 7, 2021 ഈ സെല്ലുലോയ്ഡ് മാജിക് വെള്ളിത്തിരയില്‍ അനുഭവിച്ചറിയൂ; എന്നെ സംബന്ധിച്ചിടത്തോളം ആ കാഴ്ച്ച വൈകാരികമായ നിമിഷമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹംത്തെ കുറിച്ച് വിനീത്! December 7, 2021 അദ്ദേഹത്തോട് ഇപ്പോഴും പ്രണയമാണ്…! തന്റെ പ്രണയത്തെ കുറിച്ചും ആ നടനോടുള്ള കടുത്ത ആരാധനയെ കുറിച്ചും പറഞ്ഞ് അനുശ്രീ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാക്കുകള്‍ December 7, 2021 മഞ്ജു മുഖത്ത് വീണ്ടും സര്‍ജറി ചെയ്‌തോ പുത്തന്‍ ചിത്രങ്ങളില്‍ നിന്ന് സര്‍ജറി ചെയ്ത പാടുകള്‍ കണ്ടു പിടിച്ച് ആരാധകര്‍ ചിത്രങ്ങള്‍ വൈറലായതോടെ ആരാധകന്റെ കുറിപ്പും ശ്രദ്ധ നേടുന്നു December 7, 2021 ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം അയാള്‍…, ആരാധകരോട് സത്യം പറഞ്ഞ് സ്‌നേഹ ശ്രീകുമാര്‍; മൗനം പാലിച്ചത് പ്രശ്‌നങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന ആളായതു കൊണ്ട് December 7, 2021 ആ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ തന്നെ കൊന്നു കളയാനായിരുന്നു അവര്‍ നിര്‍ദ്ദേശം നല്‍കിയത്; ദുരനുഭവത്തെ കുറിച്ച് ജനാര്‍ദ്ദനന്‍ December 7, 2021 നമ്മള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെയെല്ലാം വിവാഹത്തിന് വിളിച്ചിരുന്നു; എന്നാൽ വരാഞ്ഞത് വിരോധം കൊണ്ടുതന്നെ; ജയന്തിയുടെ വിവാഹത്തിന് ശിവൻ വരാത്തതിനെ കുറിച്ച് അപ്സര! December 6, 2021 ‘അമ്മയോട് വളരെ ക്രൂരമായാണ് പെരുമാറിയത്, അത് കാണാന്‍ ഇപ്പോഴും ഭയമാണ്; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍ December 6, 2021 ഇത് അധീന പ്രണയത്തെ തകർക്കുമോ അമ്പാടിയ്ക്ക് അഗ്നിപരീക്ഷ; അലീനയുടെ ഹൃദയം നുറുങ്ങുന്ന കാഴ്ച്ച; അമ്മയറിയാതെ പരമ്പര കണ്ണ് നിറയ്ക്കുന്നു എന്ന് ആരാധകർ! December 6, 2021 ‘ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു’; പുത്തന്‍ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജു വാര്യര്‍ December 6, 2021 അഭിനയം ഉപേക്ഷിച്ച് അമേരിക്കയില്‍ കാമുകനൊപ്പം ജീവിതം അടിച്ചു പൊളിച്ച് അര്‍ച്ചന സുശീലന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍ വിവാഹത്തിനു പിന്നാലെ അപ്‌സരയുടെ ആദ്യവിവാഹത്തിന്റേതെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു! സത്യാവസ്ഥ അറിയാതെ സോഷ്യല്‍ മീഡിയ ബിബി സീസൺ 4, ഇടിവെട്ട് പട്ടിക പുറത്ത്! മത്സരാർത്ഥികളെ കണ്ട് ആകാംഷയോടെ പ്രേക്ഷകർ…സന്തോഷ് പണ്ഡിറ്റ് മുതൽ വാവസുരേഷ് വരെ ലൂസിഫറിനെ കടത്തിവെട്ടും, മരക്കാർ 1000 കോടി ഉറപ്പിച്ചു… കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഞെട്ടിച്ചു; കണ്ണ് തള്ളി മലയാളികൾ “ഒരുമാസം പോലും തികഞ്ഞില്ല, റബേക്കയും ശ്രീജിത്തും രണ്ടു വഴിയ്ക്ക്… മഞ്ഞപ്പത്ര വാർത്താ തലക്കെട്ടിന് പിന്നിലെ സത്യം കണ്ണുതള്ളിയില്ലെങ്കിൽ വായിക്കാം ! World ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍ Indian ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം നടക്കുന്ന കാണ്‍പൂര്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ മുന്‍കൈ എടുത്ത് ഐപിഎസ് ഓഫീസറും അഭിനന്ദിച്ച് സോഷ്യല്‍മീഡിയ Indian ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് കോടതി ആഴ്ചയിലൊരുക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി Indian കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം Kerala പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു പ്രതികള്‍ ഒളിവില്‍ 1 GBP=0 INR 1 USD=0 INR 1 AED=0 INR 1 SAR=0 INR 1 QAR=0 INR 1 KWD=0 INR 1 OMR=0 INR 1 BHD=0 INR 1 AUD=0 INR 1 CAD=0 INR കേരളത്തെ നടുക്കിയ ആ ദൃശ്യത്തിലെ സൂരജ് ഇക്കുറി വെള്ളം കാണാന്‍ അച്ഛന്റെ കൈ പിടിച്ചെത്തി ചെറുതോണി പാലത്തിന് മുകളിലെത്തിയപ്പോള്‍ അച്ഛന്‍ മകനോട് 2018 ഓഗസ്റ്റിലെ ആ ദിവസത്തെപ്പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അന്ന് ഡാം തുറക്കുന്നത് കണ്ടശേഷം ഓഗസ്റ്റ് 10ന് ഉച്ചയ്ക്ക് വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലുംകൊണ്ട് വിഷമിക്കുന്ന മകനെയായിരുന്നു. കനത്ത മഴപെയ്യുമ്പോഴും അത് വകവയ്ക്കാതെ അവനെ മാറോടണച്ച് വിജയരാജ് വീട്ടില്‍നിന്നുമിറങ്ങി. പാലത്തിനടുത്തെത്തിയപ്പോള്‍ അക്കരെ വിടാന്‍ നിര്‍വാഹമില്ലെന്നായി പോലീസ്. എന്നാല്‍, കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിടകൊണ്ട് മറുകരയിലെത്തിച്ചു. ആ ദൃശ്യം ഇന്നും കേരളക്കരയ്ക്ക് നെഞ്ചിടിപ്പുളവാക്കുന്നതാണ്. മോഫിയയോട് കയര്‍ത്തു സംസാരിച്ചു, ആത്മഹത്യ നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ ആലുവ സിഐക്കെതിരെ എഫ്‌ഐആര്‍ അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്ഥയിലായ 27 കാരി ചികിത്സയിലിരിക്കേ മരിച്ചു ആശുപത്രിയുടെ വീഴ്ചയെന്ന് കുടുംബം കൈയില്‍ മാരകായുധങ്ങളുമായി മൂന്നംഗ മോഷണ സംഘം കോട്ടയത്ത് ആറു വീടുകളില്‍ മോഷണ ശ്രമം കുറുവാ സംഘമെന്ന് സംശയം അങ്ങനെ വെറുപ്പ് പടര്‍ത്തുന്നവര്‍ ഞങ്ങളുടെ മതത്തില്‍ പെട്ടവനല്ല എന്ന് പറയാനും മുസ്ലീങ്ങള്‍ ആര്‍ജ്ജവം കാട്ടണം: അലി അക്ബര്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു പ്രതികള്‍ ഒളിവില്‍ ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിച്ച് ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത് മുഖ്യമന്ത്രി സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത്; നിക്ഷേപങ്ങള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് ആര്‍ബിഐ ഭാര്യയ്ക്ക് തീ പിടിച്ചപ്പോള്‍ ലിനീഷ് ആരെയോ ഫോണ്‍ ചെയ്തു നില്‍ക്കുന്നതാണ് കണ്ടതെന്ന് അയല്‍വാസി ദൃക്‌സാക്ഷിയായ യുവതി കിണറ്റിലും മരിച്ച നിലയില്‍ ദുരൂഹത പത്തു മാസം മുമ്പ് വിവാഹം 19 കാരി ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ ദുരൂഹതയാരോപിച്ച് സഹോദരന്‍ കളിച്ചുകൊണ്ടിരിക്കവേ നാലു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗീക പീഡനം 43 വര്‍ഷം തടവും 175000 രൂപ ശിക്ഷയും വിധിച്ച് കോടതി മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതല്‍ ആഴ്ചയില്‍ 15 വിമാനങ്ങള്‍ യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ് കൊറോണ വൈറസ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ബ്രിട്ടണെ ഞെട്ടിച്ചുകൊണ്ട് പുതിയ വാര്‍ത്ത; ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19; 71 കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം; വിറങ്ങലിച്ച് ബ്രിട്ടണ്‍ യുകെ മലയാളി അഹങ്കാരത്തില്‍ കൊറോണ പരിശോധനയ്ക്ക് വഴങ്ങിയില്ല; താന്‍ യുകെയില്‍ കൊറോണ ടെസ്റ്റ് ചെയ്തതിലും വലുതല്ല ഇന്ത്യയെന്ന ദരിദ്രരാജ്യത്തെ ടെസ്‌റ്റെന്ന് ആക്രോശം; രോഗമുണ്ടെന്ന് സംശയിക്കുന്ന ആള്‍ കാറില്‍ കറങ്ങി; ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനുഭവം ഓസ്‌ട്രേലിയക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഉടന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുക; ഇല്ലെങ്കില്‍ കൊറോണ ഭീഷണിയില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്; തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന കാലഘട്ടത്തിന്റെ ആവശ്യം യഥാർഥമായും നിറവേറ്റാൻ പോന്ന ഒരു വിശ്വാസസംഹിതയും പ്രസ്ഥാനങ്ങളും ജീവിതരീതിയും ഇപ്പോൾ ഭൂമിയിൽ ബാക്കിയില്ല… മനുഷ്യർക്ക് സംരക്ഷണമൊരുക്കിയ ഈ പ്രസ്ഥാനങ്ങളെല്ലാം പരസ്പരം തള്ളുന്നു, നശീകരണം ലക്ഷ്യം വെച്ച് സഞ്ചരിക്കുന്നു. ഉരുൾ പൊട്ടലിൽ ആലംബം നഷ്ടപ്പെട്ട വിശാലമായ ഒരു നഗരത്തിലെ പാർപ്പിടങ്ങളും കൊട്ടാരങ്ങളുമെല്ലാം അടിപുഴകി വീണു തകരുന്നതുപോലെയാണത്. ഭൂമിയ്ക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍ അവിചാരിതമായാണ് പലപ്പോഴും നമ്മള്‍ ചില പുസ്തകങ്ങളിലെത്തിപ്പെടുന്നത്. എവിടെയോ കേട്ടുമറന്നൊരു പേരായിരുന്നു ബിന്യാമിന്‍ എന്ന പ്ര പവിഴാധരങ്ങള്‍ക്കിടയിലൂടെ കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ പടര്‍ന്നു കയറിയ ഒരു വിദ്യുത് തരംഗത്തില്‍ അവളൊ മെഹ്ദി പാഠങ്ങൾ 9 ദിലേ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ ഈ പോസ്റ്റ്‌ മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന് ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍ കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന ഏറെ ദിനരാത്രങ്ങള്‍.ആത്മ മെഹ്ദി പാഠങ്ങൾ 8 രഫ്താ രഫ്താ മെഹ്ദി ഗസലുകളിലൂടെയുള്ള പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ് പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം മെഹ്ദി പാഠങ്ങൾ 10 ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ നീയും നിലാവും കാറ്റിൽ സുഗന്ധവും ചഷകം നിറയെ മധുവും ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അ ഓര്‍മ്മക്കൂട്ടില്‍ 2 പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത രാഹുല്‍ ദ്രാവിഡ്‌ ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ നടക്കും, എത്ര ദൂരവും സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍ ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്‍തികരമാണ്. ജയ ബച്ചന്‍റെയും ഐശ്വര്യ റായിയുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഗ്–ബിയെ ഇന്നലെ വൈകിട്ടോടെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പത്തരയോടെ അമിതാഭിന്‍റേയും പിന്നീട് അഭിഷേകിന്‍റേയും പരിശോധനാഫലങ്ങള്‍ വന്നു. ഇരുവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചനാണ് കോവിഡ് പോസിറ്റീവായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. പിന്നീട് അഭിഷേകും വിവരം പങ്കുവച്ചു. അമിതാഭിന്‍റെ […]Read More സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കാനുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു ലോക്ഡൗണിനെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ അടച്ചിട്ടിരുന്ന കടകൾ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ലഭിക്കുമെന്ന് ജില്ല കnക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥപനങ്ങളുടെ കാര്യത്തിലാണ് സർക്കാർ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. നഗരസഭാ പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും നഗരസഭ പരിധിയിലുള്ള സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും […]Read More All പ്രണയം ദമ്പതികൾ നിഷിദ്ധ സംഗമം ജോലിസ്ഥലം അദ്ധ്യാപകർ യാത്രക്കിടയില്‍ അവിഹിതം വേലക്കാരി ഫാന്റസി അനുഭവങ്ങൾ സംഘം ചേർന്ന് ഒളിഞ്ഞ് നോട്ടം സ്വവർഗ്ഗാനുരാഗം ലൈംഗിക വിജ്ഞാനം കൊച്ചിയിലെ ISL ഉം വൺ നൈറ്റ് സ്റ്റാൻഡും രാത്രിയിൽ എന്റെ ഓട്ടോയിൽ കയറിയ മാലാഖ ഞാനും എന്റെ മാലാഖമാരും Part 1 രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 35,871 പേര്‍ക്ക് Webdunia Malayalam രാജ്യത്ത് വീണ്ടും കൊവിഡ് തരംഗം: 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 35,871 പേര്‍ക്ക് രാജ്യത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35,871 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 172പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,14,74,605 ആയിട്ടുണ്ട്. ആകെ മരണസംഖ്യ 1,59,26 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,52,364 ആയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം: ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണവേദിയാക്കരുത്, ജാതി-മത വേട്ട് ചോദിക്കരുത് മുന്‍കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു ധര്‍മടത്ത് മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല, വാര്‍ത്ത വ്യാജം: കെ സുധാകരന്‍ ഷര്‍ട്ടുമാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിക്കാരായി മാറുന്നത്: പിണറായി വിജയന്‍ സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഖാവ് കെ ആർ ഗൗരിയമ്മക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി; ഇനി പ്രിയസഖാവുറങ്ങുന്ന മണ്ണിൽ; പൂർണ വിരാമമായത് ഇതിഹാസ തുല്യമായ ഒരു ജീവിതത്തിന് ആലപ്പുഴ: സഖാവ് കെ ആർ ഗൗരിയമ്മക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. കെ ആര്‍ ഗൗരിയമ്മയുടെ ഭൗതീക ശരീരം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. പുന്നപ്രയില്‍ ടി വി… നിങ്ങളെ കണ്ടാൽ പട്ടികജാതിക്കാരനാണെന്ന് തോന്നില്ലല്ലോ എന്ന് മുഖത്ത് നോക്കി പറഞ്ഞത് സാക്ഷാൽ കാൻഷിറാമിനോട്; അന്ന് ഗൗരിയമ്മ ഒരു യെസ് പറഞ്ഞിരുന്നെങ്കിൽ മാറിമറിയുക കേരള രാഷ്ട്രീയം തന്നെ; പാർട്ടി ചതിച്ചിട്ടും വിപ്ലവത്തെ ഒറ്റികൊടുക്കാൻ തയ്യാറാകാതിരുന്ന കമ്മ്യൂണിസ്റ്റിന്റെ കഥ ആലപ്പുഴ: കെ ആർ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിന് പിന്നാലെ ദളിത് രാഷ്ട്രീയത്തിന്റെ നേതാവാകാൻ ക്ഷണിച്ച് നേരിട്ടെത്തിയത് ബി.എസ്.പി സ്ഥാപക നേതാവും രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്ട്രീയത്തിൻെറ ആചാര്യനുമായ സാക്ഷാൽ… വിപ്ലവം, പ്രണയം, ഭക്തി; കെ ആർ ഗൗരിയമ്മയുടെ സമാനതകളില്ലാത്ത ജീവിതം ഇങ്ങനെ തിരുവനന്തപുരം: എന്നും ജനങ്ങലോടും പ്രസ്ഥാനം മാത്രമായിരുന്നു കെ ആർ ഗൗരിയമ്മക്ക് പ്രതിബന്ധത്ത. ഭക്തി കൃഷ്ണനോടും പ്രണയം ടി വി തോമസിനോടും ആരാധന പി കൃഷ്ണപിള്ളടുമായിരുന്നു ആ ധീരവനിതക്ക്.… ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി…’ കേരള രാഷ്ട്രീയത്തെ വിരല്‍ത്തുമ്പില്‍നിര്‍ത്തി വിറപ്പിച്ച പെണ്‍ശൗര്യം;കേരളമന്ത്രി സഭയിലെ ആദ്യ വനിത; ഗൗരിയമ്മ വിട പറയുമ്പോൾ കേരള രാഷ്ട്രീയത്തെ വിരല്‍ത്തുമ്പില്‍നിര്‍ത്തി വിറപ്പിച്ച പെണ്‍ശൗര്യവും. കേരളമന്ത്രി സഭയിലെ ആദ്യ വനിത തരംഗവുമായ ഗൗരിയമ്മക്കു വിട. ‘കരയാത്ത ഗൗരി, തളരാത്ത ഗൗരി…’ ബാലചന്ദ്രന്‍ ചുള്ളിക്കാട് വര്‍ഷങ്ങള്‍ക്കുമുമ്പ് വാക്കുകളിലൂടെ… നിലപാടുകൾ ഉറക്കെ പറഞ്ഞും നേടാനായി വഴക്കടിച്ചും കഴിഞ്ഞ ധീര വനിത; കെ ആർ ഗൗരിയമ്മ വിട പറയുന്നതോടെ ഓർമ്മയാകുന്നത് സമാനതകളില്ലാത്ത വിപ്ലവ ജീവിതം ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ കെ ആർ ഗൗരിയമ്മക്ക് തുല്ല്യം കെ ആർ ഗൗരിയമ്മ മാത്രം. പകരം പറയാൻ മറ്റൊരു പേരില്ലാത്ത നിലയിലാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട്… ‘പ്രിയപ്പെട്ട ഇച്ചാക്ക…’; മരക്കാറിന് ആശംസ അറിയിച്ച മെഗാസ്റ്റാറിന് മറുപടിയുമായി മോഹൻലാൽ സെക്സ്ബോംബോ അതോ സെൻസ്യൂസോ; നിങ്ങളുടെ ലൈംഗിക വ്യക്തിത്വം എന്താണെന്നറിയേണ്ടേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാർ’ തീയേറ്ററുകളിൽ; ആവേശത്തോടെ ആരാധകരും സിനിമാപ്രേമികളും ‘പ്രിയപ്പെട്ട ഇച്ചാക്ക…’; മരക്കാറിന് ആശംസ അറിയിച്ച മെഗാസ്റ്റാറിന് മറുപടിയുമായി മോഹൻലാൽ സെക്സ്ബോംബോ അതോ സെൻസ്യൂസോ; നിങ്ങളുടെ ലൈംഗിക വ്യക്തിത്വം എന്താണെന്നറിയേണ്ടേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ബംഗളുരു: കഴിഞ്ഞ മാസം 24കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കാമുകിയുടെ മാതാപിതാക്കളടക്കം പത്ത് പേര്‍ പിടിയിലായി. അര്‍ഫാസ് അഫ്താബ് മുല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുസ്ലീം സമുദായത്തില്‍… ‘പ്രിയപ്പെട്ട ഇച്ചാക്ക…’; മരക്കാറിന് ആശംസ അറിയിച്ച മെഗാസ്റ്റാറിന് മറുപടിയുമായി മോഹൻലാൽ സെക്സ്ബോംബോ അതോ സെൻസ്യൂസോ; നിങ്ങളുടെ ലൈംഗിക വ്യക്തിത്വം എന്താണെന്നറിയേണ്ടേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാർ’ തീയേറ്ററുകളിൽ; ആവേശത്തോടെ ആരാധകരും സിനിമാപ്രേമികളും ‘പ്രിയപ്പെട്ട ഇച്ചാക്ക…’; മരക്കാറിന് ആശംസ അറിയിച്ച മെഗാസ്റ്റാറിന് മറുപടിയുമായി മോഹൻലാൽ സെക്സ്ബോംബോ അതോ സെൻസ്യൂസോ; നിങ്ങളുടെ ലൈംഗിക വ്യക്തിത്വം എന്താണെന്നറിയേണ്ടേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ഡിസംബർ 7ന് മുമ്പ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്താൽ ഐഫോൺ സമ്മാനം; കോവിഡ് വാക്‌സിൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വമ്പൻ ഓഫറുമായി നഗരസഭ ‘അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല… ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്’; തലശ്ശേരിയുടെ തെരുവുകളിൽ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൂപ്പ് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലരും ഹെവി ക്രീം ചേര്‍ത്താണ് സൂപ്പ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ക്രീം ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും. ഹല്‍വ, ഗുലാം ജാം തുടങ്ങിയ മധുര പലഹാരങ്ങളും മിഠായികളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താന്‍ ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും. ഭക്ഷണത്തിന്‍റെ ഇടവേളകളിലും ജോലിയ്ക്കിടയിലുമെല്ലാം ധാരാളം ചായയും കാപ്പിയും കുടിക്കാറുണ്ടോ? പഞ്ചസാര, പാൽ, കോഫി ഇതെല്ലാം വണ്ണം കൂട്ടും. ചീസിൽ ധാരാളം കൊഴുപ്പും കൊളസ്ട്രോളും സോഡിയത്തിന്റെ അളവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ചീസ് അധികം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകും. ഫ്രഞ്ച് ഫ്രൈസുകളിൽ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഫ്രഞ്ച് ഫ്രൈസും അധികം കഴിക്കേണ്ട. കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ ദിവസവും കുടിക്കാറുണ്ടോ? ഇവ ആരോഗ്യത്തിന് നല്ലതല്ല എന്നുമാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ വിഫലമാക്കുകയും ചെയ്യും. പഞ്ചസാരയും സോഡയും അമിതമായി അടങ്ങിയിട്ടുള്ള ഇത്തരം പാനീയങ്ങൾ ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകാറുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കാം. മട്ടൺ, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകാൻ സഹായിക്കുന്നവയാണ്. എന്നാൽ ഇവയിൽ ഉയർന്ന അളവിൽ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഉപയോഗം അമിതമാകരുത്. സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. Also Read വിസറൽ ഫാറ്റ്' കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണം ഇതാണ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇതാണ് Shilpa Shetty ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് ഇങ്ങനെ ഒരു ഗുണം കൂടിയുണ്ട്; പോസ്റ്റ് പങ്കുവച്ച് ശില്‍പ ഷെട്ടി Viral Video കാപ്പി കുക്കറില്‍ ആയാലോ; രസകരമായ വീഡിയോ ഓർഡറിനൊപ്പം ഒരു ക്ഷമാപണ കുറിപ്പും; സർപ്രൈസ് മറുപടിയുമായി റെസ്റ്റോറന്‍റ് ! മില്‍മപാലില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിക്കാരന്‍; ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നല്‍കിയ മറുപടി Marakkar: ഒരിക്കലും തോൽക്കില്ലെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്നവന്റെ ആരവം; ആശംസയുമായി ഷാജി കൈലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇതാണ് Covid 19 സൗദിയില്‍ 26 പേര്‍ക്ക് കൊവിഡ്, 34 പേര്‍ക്ക് രോഗമുക്തി suicide മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ Shot Dead നെൽവയലിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധമല്ലെന്ന് കണ്ടെത്തൽ, അന്വേഷിക്കാൻ 15 അംഗ സംഘം സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ landslide| ഇളങ്കാട്ടെ ഉരുൾപൊട്ടൽ; എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഗവർണറുടെ സന്ദർശനത്തിൽ അനിശ്ചിതത്വം | landslide| ഇളങ്കാട്ടെ ഉരുൾപൊട്ടൽ; എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, ഗവർണറുടെ സന്ദർശനത്തിൽ അനിശ്ചിതത്വം ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന 20 ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടലില്‍ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് എൻഡിആർഎഫ് സംഘം കൂടി ഇളൻകാട് എത്തി. കോട്ടയം: ഇളങ്കാട്ടെ ഉരുൾപൊട്ടലില്‍ കുടുങ്ങിയ എല്ലാപേരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ക്യാമ്പിൽ നിന്ന് കഴിഞ്ഞ ദിവസം വീട്ടിലേക്ക് വന്ന 20 ഓളം കുടുംബങ്ങളാണ് ഉരുൾപൊട്ടലില്‍ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി രണ്ട് എൻഡിആർഎഫ് സംഘം കൂടി ഇളൻകാട് എത്തി. അതേസമയം, ഉരുൾപൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ഗവർണറുടെ കോട്ടയം സന്ദർശനത്തിൽ അനിശ്ചിതത്വത്തിലായി. കോട്ടയത്തെ ഉരുൾപൊട്ടൽ ദുരിത ബാധിത പ്രദേശങ്ങളിൽ ഗവർണർ നാളെ സന്ദർശനം നടത്താനിരിക്കുകയായിരുന്നു. പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിലാണ് സന്ദർശനം അനിശ്ചിതത്വത്തിലായത്. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. ഉരുൾപൊട്ടലും മഴ ശക്തിപ്രാപിച്ചതും കൂടിയായതോടെ പുല്ലകയാറ്റിലെ ജലനിരപ്പുയർന്നു. മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലാണെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഫയർഫോഴ്സ്, പൊലീസ്, ജനപ്രതിനിധി എന്നിവരുടെ സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണയും കോട്ടയം കുട്ടിക്കൽ പഞ്ചായത്തിലായിരുന്നു ഉരുൾപൊട്ടൽ ഉണ്ടായത്. ഇത്തവണ ആൾപ്പാർക്കുള്ള സ്ഥലത്തല്ല ഉരുൾപ്പൊട്ടലുണ്ടായതെങ്കിലും പുല്ലകയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 'വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി, പപ്പായുടെ പുറത്ത് കല്ല് വീഴുന്നത് കണ്ടു';ഉരുൾപൊട്ടലിൽ നടുക്കം മാറാതെ ജിബിന്‍ Muslim League വഖഫ് സ്വത്താണ് പള്ളികൾ, വഖഫ് സംവിധാനം തകർക്കുമ്പോൾ പള്ളികളിലെ പ്രചരണം തെറ്റല്ലെന്നും കെ എൻ എം suicide മലയാളി കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ Models death: ലഹരി പാർട്ടികൾ; സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകൾ,വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യും Thiruvalla സിപിഎം നേതാക്കളുൾപ്പെട്ട തിരുവല്ല പീഡനക്കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ Periya Murder പെരിയ കേസ്; സിപിഎമ്മും സർക്കാരും ഭയപ്പട്ടതാണ് ഇപ്പോൾ സംഭവിച്ചതെന്ന് പ്രതിപക്ഷനേതാവ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മർദ്ദിച്ചതായി വീട്ടമ്മയുടെ പരാതി; തന്നെയാണ് മർദ്ദിച്ചതെന്ന് പ്രസിഡന്റ് Gold Smuggling കരിപ്പൂരിൽ നാല് കിലോ സ്വർണം പിടിച്ചു: രണ്ട് പേർ അറസ്റ്റിൽ Student death: കണ്ണൂർ പോളിടെക്നിക് ക്യാമ്പസിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി Covid 19 യുഎഇയില്‍ 68 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ വയനാട്ടില്‍ നോറോ വൈറസ് സാനിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടക അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത കര്‍ശനമാക്കി. മൈസൂരു ആരോഗ്യ വിഭാഗവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ എത്തുന്നതും, ട്രൈബല്‍ വിഭാഗത്തിലള്ളവര്‍ കൂടുതലായുമുള്ള കോട്ടെ താലൂക്കില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവത്ക്കരണം ആരംഭിച്ചു. ആശ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ബോധവത്ക്കരണം നല്‍കിയത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടായാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. കാസർഗോഡ്: പൂർണമായി സജ്ജീകരിക്കാതെയും സിവിൽ എൻജിനിയർമാർക്ക് ആവശ്യമായ പരിശീലനം നൽകാതെയും നഗരസഭകളിൽ ഇന്‍റലിജന്‍റ് ബിൽഡിംഗ് പ്ലാൻ മാനേജ്മെന്‍റ് സിസ്റ്റം എന്ന സോഫ്റ്റ്‌വേർ നടപ്പാക്കുന്നത് അപേക്ഷകർക്കും ഉദ്യോഗസ്ഥൻമാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. കെട്ടിട നിർമാണത്തിനുള്ള അനുമതി നൽകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് പുതിയ സംവിധാനം പൂർണമായി സജ്ജീകരിക്കുന്നത് വരെ നിലവിലുള്ള സംവിധാനം തുടരാൻ നഗരസഭകളെ അനുവദിക്കണമെന്നും സോഫ്റ്റ്‌വേർ നടപ്പാക്കണമെന്ന സർക്കാർ നിർദേശമുള്ളതിനാൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങളുടെ അപേക്ഷകൾ സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുവഴി അപേക്ഷ നൽകണമെങ്കിൽ കോഴിക്കോട് അർബൻ അഫയേഴ്സ് രജിസ്ട്രേഷൻ ചെയ്ത സിവിൽ എൻജിനിയർമാർ മുഖേന മാത്രമേ സാധിക്കുകയുള്ളൂ. ഭൂരിഭാഗം എൻജിനിയർമാരും രജിസ്ട്രേഷൻ നടത്തിയിട്ടില്ല. കൂടാതെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താൻ ആവശ്യമായ പരിജ്ഞാനവും മികച്ച കംപ്യൂട്ടർ സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഇത്തരം സൗകര്യങ്ങൾ ഇല്ലാത്തത് അപേക്ഷകൾ നൽകുന്നതിനും തടസമുണ്ടാക്കുന്നു. പൂർണമായ രീതിയിൽ ഐബിപിഎംഎസ് സംവിധാനമൊരുക്കുന്നതിനും ഉദ്യോഗസ്ഥൻമാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും നടപടിയുണ്ടാകണമെന്നും അതുവരെ നിലവിലുള്ള സംവിധാനം തുടരുന്നതിന് അനുമതി നൽകണമെന്നും കാസർഗോഡ് നഗരസഭാ ചെയർമാൻ വി.എം. മുനീർ തദ്ദേശ സ്വയംഭരണമന്ത്രി, നഗരകാര്യ ഡയറക്ടർ, എൽഎസ്ജിഡി ചീഫ് എൻജിനിയർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കെട്ടിട നിർമാണ അപേക്ഷകൾ പരിശോധിച്ച് ചട്ടങ്ങളുടെ ലംഘനം ഉദ്യോഗസ്ഥ തല പരിശോധനയില്ലാതെ തന്നെ ജിപിഎസുമായി ബന്ധപ്പെടുത്തി നിശ്ചിത നിർമാണ സ്ഥലം കണ്ടെത്താനുള്ള സംവിധാനം ഇതിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ പ്രാഥമികഘട്ടത്തിൽ അതിന്‍റെ ഉപയോഗം കിട്ടാത്ത സാഹചര്യമാണുള്ളതെന്നാണ് അറിയുന്നത്. ഇക്കാര്യം പരിശോധിക്കുന്നതിനും പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക കാണിയൂര്‍ പാതയെ കെ-റെയില്‍ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യം രാജപുരം: കര്‍ണാടകയുടെ ഭാഗത്തുനിന്നുള്ള താത്പര്യക്കുറവ് മൂലം നാല് വര്‍ഷത്തോളമായി സ്തംഭനാവസ്ഥയിലായ കാഞ്ഞങ്ങാട്-കാ അജ്ഞാതജീവിയുടെ ആക്രമണം: കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്‍ഫാം ചിറ്റാരിക്കാല്‍: നിരത്തുംതട്ടിലെ കര്‍ഷകന്‍ യോഹന്നാന്‍ പനച്ചിയിലിന്‍റെ വളര്‍ത്തുമൃഗങ്ങളെ അജ്ഞാതജീവി ആക്രമിച്ചുകൊന്ന കാസർഗോഡ്: കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്‍റെ രണ്ടാം ഡോസിനോട് ചിലയാളുകൾ കാണിക്കുന്ന വിമുഖത ജില്ല കോവിഡ് വ തൃക്കരിപ്പൂര്‍: പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പെരിയ കാര്‍ഷിക സേവന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ കൃഷിയിടങ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം കേന്ദ്രമന്ത്രി ഇന്ന് നിര്‍വഹിക്കും കാസർഗോഡ്: രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാട ഭീമനടി: യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇന്ത്യ യുണൈറ്റഡ് കാമ്പയിന്‍റെ ഭാഗമായി വെസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ് സബ്‌സിഡി സാധനങ്ങള്‍ ഒരുമിച്ച് സ്റ്റോക്കില്ല; ഉപഭോക്താക്കളെ വലച്ച് സപ്ലൈകോ കാസര്‍ഗോഡ്: പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന സപ്ലൈകോ മാവേലി സ്റ്റോറു കാസർഗോഡ്: ജില്ലയില്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി /സോഷ്യല്‍ വര്‍ക കാസർഗോഡ്: കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എആര്‍ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍, റേഷന്‍ കടകള് റേഷന്‍ കാര്‍ഡിലെ തിരുത്തലിന് തെളിമ പദ്ധതി കാസർഗോഡ്: 2017 ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ ഡാറ്റാ എന്‍ട്രി കുന്നുംകൈ: എംപിയുടെ വികസന ഫണ്ടിൽനിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറിന് സ്കൂളിന് അനുവ കാസര്‍ഗോഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞുവച്ച സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ എഫ്‌സിഐ ഗോഡൗണില്‍ ഉപയോഗശൂന്യമായി ഒരു ടണ്ണിലേറെ അരി ഭീമനടി: ഫുഡ് കോര്‍പറേഷന്‍റെ മാങ്ങോട് ഗോഡൗണില്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ഒരു ടണ്ണിലേറെ അരി. ഇത് പ്രത്യേകം ചാക്കുക പെരിയ: ഗവ. പോളിടെക്‌നിക്ക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് രാവിലെ 10ന് സ കാഞ്ഞങ്ങാട്: ഔഷധ വില കുറയ്ക്കണമെന്നും ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്നും കേരള മെഡിക്കൽ സെയിൽസ് റെപ്രസന്‍റേറ്റീവ് അ പണവും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതി എറണാകുളത്ത് അറസ്റ്റില്‍ കാസര്‍ഗോഡ്: രണ്ടുവര്‍ഷം മുമ്പ് നഗരത്തില്‍ വച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലെ പ്രതി എ വീട്ടമ്മയെ പീഡിപ്പിച്ച് കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍ കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈ ചീമേനി മുതല്‍ പോത്താംകണ്ടം വരെ ഗതാഗത നിയന്ത്രണം ചീമേനി: ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചീമേനി മുതല്‍ പോത്താംകണ്ടം വരെയുള്ള ഭാഗത്ത് പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക കാണിയൂര്‍ പാതയെ കെ-റെയില്‍ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യം രാജപുരം: കര്‍ണാടകയുടെ ഭാഗത്തുനിന്നുള്ള താത്പര്യക്കുറവ് മൂലം നാല് വര്‍ഷത്തോളമായി സ്തംഭനാവസ്ഥയിലായ കാഞ്ഞങ്ങാട്-കാ അജ്ഞാതജീവിയുടെ ആക്രമണം: കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ഇന്‍ഫാം ചിറ്റാരിക്കാല്‍: നിരത്തുംതട്ടിലെ കര്‍ഷകന്‍ യോഹന്നാന്‍ പനച്ചിയിലിന്‍റെ വളര്‍ത്തുമൃഗങ്ങളെ അജ്ഞാതജീവി ആക്രമിച്ചുകൊന്ന കാസർഗോഡ്: കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്‍റെ രണ്ടാം ഡോസിനോട് ചിലയാളുകൾ കാണിക്കുന്ന വിമുഖത ജില്ല കോവിഡ് വ തൃക്കരിപ്പൂര്‍: പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പെരിയ കാര്‍ഷിക സേവന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെ കൃഷിയിടങ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം കേന്ദ്രമന്ത്രി ഇന്ന് നിര്‍വഹിക്കും കാസർഗോഡ്: രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാട ഭീമനടി: യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഇന്ത്യ യുണൈറ്റഡ് കാമ്പയിന്‍റെ ഭാഗമായി വെസ്റ്റ് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ് സബ്‌സിഡി സാധനങ്ങള്‍ ഒരുമിച്ച് സ്റ്റോക്കില്ല; ഉപഭോക്താക്കളെ വലച്ച് സപ്ലൈകോ കാസര്‍ഗോഡ്: പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായിരുന്ന സപ്ലൈകോ മാവേലി സ്റ്റോറു കാസർഗോഡ്: ജില്ലയില്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി /സോഷ്യല്‍ വര്‍ക കാസർഗോഡ്: കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എആര്‍ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദേശങ്ങള്‍, റേഷന്‍ കടകള് റേഷന്‍ കാര്‍ഡിലെ തിരുത്തലിന് തെളിമ പദ്ധതി കാസർഗോഡ്: 2017 ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ ഡാറ്റാ എന്‍ട്രി കുന്നുംകൈ: എംപിയുടെ വികസന ഫണ്ടിൽനിന്ന് പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറിന് സ്കൂളിന് അനുവ കാസര്‍ഗോഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ തടഞ്ഞുവച്ച സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ എഫ്‌സിഐ ഗോഡൗണില്‍ ഉപയോഗശൂന്യമായി ഒരു ടണ്ണിലേറെ അരി ഭീമനടി: ഫുഡ് കോര്‍പറേഷന്‍റെ മാങ്ങോട് ഗോഡൗണില്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ഒരു ടണ്ണിലേറെ അരി. ഇത് പ്രത്യേകം ചാക്കുക പെരിയ: ഗവ. പോളിടെക്‌നിക്ക് കോളജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് രാവിലെ 10ന് സ കാഞ്ഞങ്ങാട്: ഔഷധ വില കുറയ്ക്കണമെന്നും ജിഎസ്ടി പൂർണമായും ഒഴിവാക്കണമെന്നും കേരള മെഡിക്കൽ സെയിൽസ് റെപ്രസന്‍റേറ്റീവ് അ പണവും മൊബൈലും തട്ടിയെടുത്ത കേസിലെ പ്രതി എറണാകുളത്ത് അറസ്റ്റില്‍ കാസര്‍ഗോഡ്: രണ്ടുവര്‍ഷം മുമ്പ് നഗരത്തില്‍ വച്ച് യുവാവിനെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലെ പ്രതി എ വീട്ടമ്മയെ പീഡിപ്പിച്ച് കൈയൊഴിഞ്ഞ യുവാവ് അറസ്റ്റില്‍ കാഞ്ഞങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കുടുംബിനിയായ യുവതിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൈ ചീമേനി മുതല്‍ പോത്താംകണ്ടം വരെ ഗതാഗത നിയന്ത്രണം ചീമേനി: ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചീമേനി മുതല്‍ പോത്താംകണ്ടം വരെയുള്ള ഭാഗത്ത് നീറ്റിനെതിരായ ബിൽ ഉടൻ രാഷ്‌ട്രപതിക്ക് അയയ്ക്കണമെന്നു ഗവർണറോടു സ്റ്റാലിൻ നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ് ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത നീറ്റിനെതിരായ ബിൽ ഉടൻ രാഷ്‌ട്രപതിക്ക് അയയ്ക്കണമെന്നു ഗവർണറോടു സ്റ്റാലിൻ നിലന്പൂരിലെ മാവോയിസ്റ്റ് ക്യാന്പ്: കോയന്പത്തൂരിൽ എൻഐഎ റെയ്ഡ് ഭരണകക്ഷികൾ ലക്ഷ്യമിടുന്ന കോൺഗ്രസ് ഉന്മൂലനം വ്യാമോഹം മാത്രം: ടി.പദ്മനാഭൻ മോദിക്കെതിരായ ഐക്യം; വിള്ളൽ വീഴ്ത്തി മമത കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur കർഷക പോരാട്ട വിജയദിനം ആചരിച്ചു Kollam വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur മനുഷ്യന്റെ പ്രവൃത്തിയിൽ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി എത്രമാത്രമാണ്, മനുഷ്യാനുഭവം എത്രമാത്രമാണ്? ആളുകൾക്കിപ്പോഴും ഈ ചോദ്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് പറയാം, അതിന്റെ കാരണം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തത്ത്വങ്ങൾ അവർക്ക് മനസ്സിലാകുന്നില്ല എന്നതാണ്. “മനുഷ്യന്റെ പ്രവൃത്തി” എന്ന് ഞാൻ പറയുമ്പോൾ, തീർച്ചയായും, ഞാൻ സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുള്ളവരുടെയോ പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടുന്നവരുടെയോ പ്രവൃത്തിയെയാണ്. മനുഷ്യന്റെ ഇച്ഛാശക്തിയിൽ നിന്ന് രൂപപ്പെടുന്ന പ്രവൃത്തിയെയല്ല ഞാൻ സൂചിപ്പിക്കുന്നത്. പിന്നെയോ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ പരിധിയിൽ വരുന്ന അപ്പോസ്തോലരുടെയും ശുശ്രൂഷകരുടെയും സാധാരണക്കാരായ സഹോദരീ സഹോദരന്മാരുടെയും പ്രവൃത്തിയെയാണ്. ഇവിടെ, “മനുഷ്യന്റെ പ്രവൃത്തി” എന്നത്, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയെ സൂചിപ്പിക്കുന്നില്ല. പിന്നെയോ, പരിശുദ്ധാത്മാവ് മനുഷ്യരിൽ ചെയ്യുന്ന പ്രവൃത്തിയുടെ വ്യാപ്തിയെയും തത്ത്വങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഈ തത്ത്വങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ തത്ത്വങ്ങളും വ്യാപ്തിയുമായിരിക്കെ, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയുടെ തത്ത്വങ്ങൾക്കും വ്യാപ്തിക്കും സമാനമല്ല. മനുഷ്യന്റെ പ്രവൃത്തിക്ക് മനുഷ്യന്റെ സത്തയും തത്ത്വങ്ങളും ഉണ്ട്, ദൈവത്തിന്റെ പ്രവൃത്തിക്ക് ദൈവത്തിന്റെ സത്തയും തത്ത്വങ്ങളും ഉണ്ട്. പരിശുദ്ധാത്മാവിന്റെ ധാരയിലെ പ്രവൃത്തി, അത് ദൈവത്തിന്റെ സ്വന്തം പ്രവൃത്തി ആയിരുന്നാലും, ദൈവം ഉപയോഗിക്കുന്ന ആളുകളുടെ പ്രവൃത്തിയായിരുന്നാലും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തന്നെയാണ്. പരിശുദ്ധാത്മാവെന്നോ, ഏഴിരട്ടി ശക്തിപ്പെടുത്തിയ ആത്മാവെന്നോ വിളിക്കാവുന്ന ആത്മാവാണ് ദൈവത്തിന്റെ സത്ത. ദൈവാത്മാവിനെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇങ്ങനെ വ്യത്യസ്ത പേരുകളിൽ വിളിച്ചിരുന്നെങ്കിലും അവയെല്ലാം ദൈവാത്മാവ് തന്നെയാണ്. അവയുടെ സത്ത ഒന്നുതന്നെയാണ്. അതുകൊണ്ട്, ദൈവത്തിന്റെ പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്, അതേസമയം, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയെന്നത് പ്രവർത്തനനിരതമായ പരിശുദ്ധാത്മാവിന്റേതിനേക്കാൾ ഒട്ടും കുറഞ്ഞതല്ല. ഉപയോഗിക്കപ്പെടുന്ന മനുഷ്യരുടെ പ്രവൃത്തിയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. എങ്കിലും ദൈവത്തിന്റെ പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പൂർണമായ പ്രകാശനമാണ്, ഇത് തികഞ്ഞ സത്യമാണ്. എന്നാൽ, ഉപയോഗിക്കപ്പെടുന്ന മനുഷ്യരുടെ പ്രവൃത്തി, മാനുഷികമായ പല കാര്യങ്ങളുമായി ഇടകലർന്നിരിക്കുന്നു, അത് പരിശുദ്ധാത്മാവിന്റെ നേരിട്ടുള്ള പ്രകാശനം പോലുമല്ല, ആ സ്ഥിതിക്ക് അവിടുത്തെ പൂർണ പ്രകാശനമാവില്ലല്ലോ. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വൈവിധ്യമാർന്നതാണ്, ഏതെങ്കിലും വ്യവസ്ഥകളാൽ അത് പരിമിതപ്പെടുത്തപ്പെട്ടിട്ടില്ല. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വ്യത്യസ്ത ആളുകളിൽ വ്യത്യസ്ത തരത്തിലാണ്; അത് വ്യത്യസ്ത സാരാംശങ്ങളെ പ്രകടിപ്പിക്കുന്നു, യുഗങ്ങൾ തോറും രാജ്യങ്ങൾ തോറും അത് വ്യത്യസ്തമായിരിക്കുന്നു. തീർച്ചയായും, പരിശുദ്ധാത്മാവ് പലതരത്തിലും പല തത്ത്വങ്ങൾ പ്രകാരവും പ്രവർത്തിക്കുന്നുവെങ്കിലും, പ്രവൃത്തി എങ്ങനെയായാലും ഏതുതരം ആളുകളിലായാലും, അതിന്റെ സാരാംശം എല്ലായ്പ്പോഴും വ്യത്യസ്തമാണ്; വ്യത്യസ്ത ആളുകളിൽ ചെയ്യുന്ന പ്രവൃത്തികളിലെല്ലാം അതിന്റെ സാരാംശങ്ങളുണ്ട്, ഒപ്പം അവയ്ക്കെല്ലാം പ്രവൃത്തിക്കു വിധേയമാകുന്നവയുടെ സാരാംശങ്ങളെ പ്രതിനിധീകരിക്കാനും കഴിയുന്നു. കാരണം, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം, വേണ്ടതായ വ്യാപ്തിയിലും കൃത്യമായ അളവിലുമാണ്. ജഡാരൂപത്തിൽ ചെയ്യുന്ന പ്രവൃത്തിയല്ല മനുഷ്യരിൽ ചെയ്യുന്നത്. പ്രവൃത്തിക്ക് വിധേയനാകുന്ന വ്യക്തിയുടെ കഴിവിനനുസരിച്ചും അത് വ്യത്യസ്തമായിരിക്കുന്നു. അവതാരമെടുത്ത ജഡത്തിൽ ചെയ്യുന്ന പ്രവൃത്തി മനുഷ്യനിൽ ചെയ്യുന്നില്ല, മനുഷ്യരിൽ ചെയ്യുന്നതിന് സമാനമായ പ്രവൃത്തിയല്ല അത്. ചുരുക്കത്തിൽ വ്യത്യസ്ത വസ്തുക്കളിൽ ചെയ്യുന്ന പ്രവൃത്തികൾ ഒരിക്കലും ഒരുപോലെയല്ല, അവിടുത്തെ പ്രവൃത്തിയുടെ തത്ത്വങ്ങൾ, അവിടുന്ന് പ്രവർത്തിക്കുന്ന വ്യത്യസ്ത ആളുകളുടെ അവസ്ഥകൾക്കും സ്വഭാവങ്ങൾക്കും അനുസൃതമായി വ്യത്യസ്തമായിരിക്കുന്നു. പരിശുദ്ധാത്മാവ് വ്യത്യസ്ത ആളുകളിൽ, അവരിൽ അന്തർലീനമായ വിഭവശേഷിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു, ആ ശേഷിയിൽ കവിഞ്ഞൊന്നും ആവശ്യപ്പെടുന്നുമില്ല, അവരുടെ ഉൾക്കരുത്തിനെ കവിയുന്ന പ്രവൃത്തി അവിടുന്ന് അവരുടെമേൽ ചെയ്യുന്നുമില്ല. അതിനാൽ, മനുഷ്യനിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അതിന്റെ വിഷയിയുടെ സാരം കാണാൻ ആളുകളെ അനുവദിക്കുന്നു. മനുഷ്യനിൽ അന്തർലീനമായ സാരാംശം മാറുന്നില്ല, അവന്റെ വൈഭവം പരിമിതമാണ്. പരിശുദ്ധാത്മാവ് ആളുകളെ ഉപയോഗിക്കുന്നതും അവരുടെമേൽ പ്രവർത്തിക്കുന്നതും, അവർക്ക് പ്രയോജനം ഉണ്ടാകത്തക്കവണ്ണം, അവരുടെ വൈഭവങ്ങളുടെ പരിധിക്ക് അനുസൃതമായാണ്. പരിശുദ്ധാത്മാവ്, താൻ ഉപയോഗിക്കുന്ന ആളുകളിൽ പ്രവർത്തിക്കുമ്പോൾ അവരിൽ അന്തർലീനമായിരിക്കുന്ന വിഭവശേഷിയും താലന്തുകളും കെട്ടഴിച്ചുവിടപ്പെടുന്നു. അവരുടെ അന്തർലീന വിഭവശേഷി പ്രവൃത്തിയുടെ ആവശ്യത്തിലേക്ക് ചെലുത്തപ്പെടുന്നു. തന്റെ പ്രവൃത്തി ഫലപ്രദമാകുന്നതിന് അവിടുന്ന് മനുഷ്യരുടെ ഈ കഴിവുകളുടെ യോജ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നുവെന്ന് പറയാം. ജഡാവതാരത്തിലെ പ്രവൃത്തിയെ ഇതുമായി താരതമ്യപ്പെടുത്തിയാൽ, അവിടെ പ്രകടമാകുന്നത് മനുഷ്യമനസ്സിന്റെയോ ചിന്തകളുടെയോ കലർപ്പൊട്ടുമില്ലാത്ത ആത്മാവിന്റെ നേരിട്ടുള്ള പ്രവൃത്തിയാണ്; മനുഷ്യന്റെ താലന്തുകൾക്കോ മനുഷ്യന്റെ അനുഭവങ്ങൾക്കോ മനുഷ്യന്റെ നൈസർഗികാവസ്ഥയ്ക്കോ അതിലേക്ക് എത്താൻ കഴിയില്ല. പരിശുദ്ധാത്മാവിന്റെ എണ്ണമറ്റ പ്രവൃത്തികൾ മനുഷ്യന്റെ പ്രയോജനത്തിനും ആത്മീയോന്നതിക്കുമായി ഉദ്ദേശിക്കപ്പെട്ടതാണ്. എന്നിരുന്നാലും ചില ആളുകളെയേ ആത്മീയമായി തികഞ്ഞവരാക്കാൻ കഴിയൂ, മറ്റുള്ളവർക്ക് തികഞ്ഞവരാകുന്നതിനുള്ള അനുയോജ്യസ്ഥിതി ഉണ്ടാവില്ല, അതായത് അവരെ തികഞ്ഞവരാക്കാൻ കഴിയില്ല, രക്ഷിക്കാനും കഴിയില്ല. അവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഉണ്ടായിരുന്നേക്കാമെങ്കിലും അന്തിമമായി അവർ നിഷ്കാസിതരാവും. ഇതിനർഥം, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആളുകൾക്ക് ആത്മീയോന്നതി വരുത്തുന്നതിനാണെങ്കിലും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുള്ളവരെല്ലാം പൂർണമായി തികഞ്ഞവരാക്കപ്പെടും എന്ന് പറയാൻ കഴിയില്ലെന്നാണ്. കാരണം, പല ആളുകളും തങ്ങളുടെ പരിശ്രമത്തിൽ പിന്തുടരുന്ന പാത, തികഞ്ഞവരാക്കപ്പെടുന്നതിലേക്ക് നയിക്കുന്നതല്ല. അവരിൽ പരിശുദ്ധാത്മാവിന്റെ ഏകപക്ഷീയമായ പ്രവർത്തനം മാത്രമേയുള്ളൂ, ആത്മനിഷ്ഠമായ മനുഷ്യസഹകരണമോ ശരിയായ മനുഷ്യപരിശ്രമമോ ഇല്ല. അങ്ങനെ, ആളുകളിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം തികഞ്ഞവരാക്കപ്പെടുന്നവർക്ക് മാത്രം പ്രയോജനപ്പെടുന്നതായിത്തീരുന്നു. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആളുകൾക്ക് നേരിട്ട് കാണാൻ കഴിയില്ല, അതിനെ ആളുകൾക്ക് നേരിട്ട് സ്പർശിക്കാനും കഴിയില്ല. പ്രവൃത്തിയുടെ താലന്തുള്ളവർക്ക് മാത്രമേ അതിനെ ആവിഷ്കരിക്കാനാവൂ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അനുഗാമികൾക്ക് നൽകപ്പെടുന്നത്, അവരുടെ ആവിഷ്കാരങ്ങളുടെ രൂപത്തിലാണെന്നാണ് അതിനർഥം. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പലതരം ആളുകളിലൂടെയും പല വ്യത്യസ്ത അവസ്ഥകളിലൂടെയുമാണ് പൂർത്തീകരിക്കപ്പെടുന്നത്. അവതരിച്ച ദൈവത്തിന്റെ പ്രവൃത്തിക്ക് ഒരു യുഗത്തിലെ മുഴുവൻ പ്രവൃത്തികളെയും, ഒരു യുഗം മുഴുവനുമുള്ള ആളുകളുടെ പ്രവേശനത്തെയും പ്രതിനിധീകരിക്കാനാവുമെങ്കിലും, ആളുകളുടെ പ്രവേശനത്തിന്റെ പ്രവൃത്തി അതിന്റെ വിശദാംശങ്ങളിൽ, അവതരിച്ച ദൈവത്താലല്ല, പിന്നെയോ, പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടുന്ന ആളുകളിലൂടെയാണ് നിർവഹിക്കപ്പെടേണ്ടത്. അതുകൊണ്ട്, ദൈവത്തിന്റെ പ്രവൃത്തി, അഥവാ ദൈവത്തിന്റെ സ്വന്തം ശുശ്രൂഷ, ജഡാവതാരമെടുത്ത ദൈവത്തിന്റെ പ്രവൃത്തിയാണ്, അത് അവിടുത്തേക്കു പകരം മനുഷ്യന് ചെയ്യാനാവില്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പൂർത്തിയാകുന്നത് പലതരം ആളുകളിലൂടെയാണ്. ഒരാൾക്കും തനിയെ അത് പൂർണമായി നിർവഹിക്കാനാവില്ല, ഒരാൾക്കും തനിയെ അത് ആവിഷ്കരിക്കാനുമാവില്ല. സഭകളെ നയിക്കുന്നവർക്കും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ പൂർണമായി പ്രതിനിധീകരിക്കാൻ കഴിയില്ല; അവർക്ക് ചില നേതൃപരമായ പ്രവൃത്തികൾ മാത്രമേ ചെയ്യാൻ കഴിയൂ. തന്മൂലം, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം: ദൈവത്തിന്റെ സ്വന്തം പ്രവൃത്തി, ഉപയോഗിക്കപ്പെടുന്ന ആളുകളുടെ പ്രവൃത്തി, പരിശുദ്ധാത്മാവിന്റെ ധാരയിലുള്ള എല്ലാവരുടെയും മേലുള്ള പ്രവൃത്തി. യുഗത്തെയാകെ നയിക്കുന്നതാണ് ദൈവത്തിന്റെ സ്വന്തം പ്രവൃത്തി; ദൈവം സ്വന്തം പ്രവൃത്തി ചെയ്തതിനുശേഷം, ദൈവത്തെ പിൻപറ്റുന്നവരെയെല്ലാം നയിക്കുന്നതിന് തങ്ങൾ അയക്കപ്പെടുന്നതിലൂടെയോ നിയോഗം ഏറ്റെടുക്കന്നതിലൂടെയോ നിർവഹിക്കപ്പെടുന്നതാണ് ഉപയോഗിക്കപ്പെടുന്നവരുടെ പ്രവൃത്തി, ഇവരാണ് ദൈവത്തിന്റെ പ്രവൃത്തിയുമായി സഹകരിക്കുന്നവർ; പരിശുദ്ധാത്മാവ് തന്റെ ധാരയിലുള്ളവരുടെ മേൽ ചെയ്യുന്ന പ്രവൃത്തി, തന്റെ സ്വന്തം പ്രവൃത്തിയെ മുഴുവൻ നിലനിർത്തുക എന്നതാണ്, അതായത് തന്റെ കാര്യനിർവഹണം മുഴുവനും തന്റെ സാക്ഷ്യവും നിലനിർത്തുകയും, അതേസമയം, തികഞ്ഞവരാക്കാവുന്നവരെ തികഞ്ഞവരാക്കുകയും ചെയ്യുക. ഈ മൂന്നു ഭാഗങ്ങളും ചേർന്നതാണ് പരിശുദ്ധാത്മാവിന്റെ സമ്പൂർണ പ്രവർത്തനം, എന്നാൽ ദൈവം, സ്വയം നിർവഹിക്കുന്ന പ്രവൃത്തിയുടെ അഭാവത്തിൽ കാര്യനിർവഹണ പ്രവർത്തനം പൂർണമായി നിശ്ചലമാകും. ദൈവം, സ്വയം നിർവഹിക്കുന്ന പ്രവൃത്തിയിൽ എല്ലാ മനുഷ്യരുടെയും പ്രവൃത്തി ഉൾപ്പെടുന്നു, അത് യുഗത്തിന്റെ ആകെ പ്രവൃത്തിയേയും പ്രതിനിധീകരിക്കുന്നു. അതിനർഥം, ദൈവത്തിന്റെ സ്വന്തം പ്രവൃത്തി പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ എല്ലാ ചലനാത്മകതയെയും ഗതിയെയും പ്രതിനിധീകരിക്കുന്നു എന്നാണ്. അതേസമയം, അപ്പോസ്തോലന്മാരുടെ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം പ്രവൃത്തിയെത്തുടർന്നും അതിൽനിന്നുമാണ് വരുന്നത്, അത് യുഗത്തെ നയിക്കുന്നില്ല, ഒരു പൂർണ യുഗത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ പ്രവണതകളെ പ്രതിനിധീകരിക്കുന്നുമില്ല. അവർ, മനുഷ്യർ ചെയ്യേണ്ട പ്രവൃത്തികൾ ചെയ്യുന്നതേയുള്ളൂ, അതിന് കാര്യനിർവഹണ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല. ദൈവം സ്വയം നിർവഹിക്കുന്ന പ്രവൃത്തി കാര്യനിർവഹണ പ്രവർത്തനങ്ങളിൽപ്പെട്ട ഒരു പദ്ധതിയാണ്. മനുഷ്യന്റെ പ്രവൃത്തിയോ, ഉപയോഗിക്കപ്പെടുന്ന ആളുകൾ പൂർത്തീകരിക്കേണ്ട കടമ മാത്രമാണ്, കാര്യനിർവഹണ പ്രവർത്തനവുമായി അതിനു ബന്ധമില്ല. അവ രണ്ടും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണെന്ന വസ്തുത നിലനിൽക്കത്തന്നെ, പ്രവൃത്തിയുടെ തന്മയിലും പ്രതിനിധാനത്തിലുമുള്ള വ്യത്യാസങ്ങൾ കാരണം, ദൈവത്തിന്റെ സ്വന്തം പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും തമ്മിൽ വ്യക്തവും സാരവുമായ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല, പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവൃത്തിയുടെ സാദ്ധ്യത വ്യത്യസ്ത തന്മകളുള്ള വസ്തുക്കളിൽ വ്യത്യസ്തമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ തത്ത്വങ്ങളും സാദ്ധ്യതയും ഇവയാണ്. മനുഷ്യന്റെ പ്രവൃത്തി അവന്റെ അനുഭവത്തെയും മാനുഷികതയേയും സൂചിപ്പിക്കുന്നു. മനുഷ്യൻ നൽകുന്ന കാര്യങ്ങളും അവൻ ചെയ്യുന്ന പ്രവൃത്തിയും അവനെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്റെ ഉൾക്കാഴ്ചയും ന്യായവാദവും യുക്തിയും അവന്റെ സമ്പന്നമായ ഭാവനയും എല്ലാം മനുഷ്യന്റെ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. മനുഷ്യന്റെ അനുഭവത്തിന് പ്രത്യേകിച്ചും അവന്റെ പ്രവൃത്തിയെ സൂചിപ്പിക്കാൻ കഴിയും, ഒരു വ്യക്തിയുടെ അനുഭവങ്ങൾ അവന്റെ പ്രവൃത്തിയുടെ ഘടകങ്ങളായി മാറുന്നു. മനുഷ്യന്റെ പ്രവൃത്തിക്ക് അവന്റെ അനുഭവത്തെ പ്രകടിപ്പിക്കാൻ കഴിയും. ചില ആളുകൾക്ക് നിഷേധാത്മക അനുഭവങ്ങൾ ഉള്ളപ്പോൾ അവരുടെ കൂട്ടായ്മയിലെ ഭാഷ ഏറിയകൂറും നിഷേധാത്മക ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. ഒരു വേള, അവരുടെ അനുഭവം ക്രിയാത്മകമാണെങ്കിൽ, വിശേഷിച്ചും അവർക്ക് ക്രിയാത്മക വശങ്ങളിലൂടെ ചരിക്കുവാനുള്ള ഒരു പാത ഉള്ളിലുണ്ടെങ്കിൽ, അവരുടെ കൂട്ടായ്മ വളരെ പ്രോത്സാഹജനകമായിരിക്കും, ആളുകൾക്ക് അവരിൽ നിന്ന് നല്ല വിഭവങ്ങൾ നേടാനാവും. ഒരു ശുശ്രൂഷകൻ കുറേക്കാലത്തേക്ക് നിഷേധാത്മക ഭാവം കൈക്കൊള്ളുകയാണെങ്കിൽ, അയാളുടെ കൂട്ടായ്മ എല്ലായ്പ്പോഴും നിഷേധാത്മക ഘടകങ്ങൾ ഉൾക്കൊള്ളും. ഇത്തരത്തിലുള്ള കൂട്ടായ്മ നിരാശാജനകമാണ്, മറ്റുള്ളവർ അയാളുടെ കൂട്ടായ്മയ്ക്ക് ശേഷം തങ്ങളറിയാതെ വിഷാദത്തിലാകും. അനുയായികളുടെ അവസ്ഥ നേതാവിന്റെ അവസ്ഥയ്ക്കൊപ്പിച്ച് മാറുന്നു. ഒരു ശുശ്രൂഷകൻ ആന്തരികമായി എങ്ങനെയാണോ, അതു തന്നെയാണ് അയാൾ പ്രകടമാക്കുക, പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മിക്കപ്പോഴും മനുഷ്യന്റെ അവസ്ഥയ്ക്കനുസരിച്ച് മാറുന്നു. അവിടുന്ന്, ആളുകളുടെ അനുഭവത്തിനനുസരിച്ച് പ്രവർത്തിക്കുന്നു, അവരെ നിർബന്ധിക്കുന്നില്ല, പക്ഷേ, ആളുകളുടെ അനുഭവത്തിന്റെ സാധാരണമായ ഗതിക്ക് അനുസൃതമായി അവരിൽ നിന്നു ചിലത് ആവശ്യപ്പെടുന്നു. അതായത്, മനുഷ്യന്റെ കൂട്ടായ്മ ദൈവവചനത്തിൽ നിന്ന് വ്യത്യസ്തമാണ്. ആളുകൾ കൂട്ടായ്മയിൽ പകരുന്നതൊക്കെ ദ്യോതിപ്പിക്കുന്നത് അവരുടെ വ്യക്തിപരമായ ഉൾക്കാഴ്ചകളെയും അനുഭവങ്ങളെയുമാണ്, ദൈവത്തിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ അവർ തങ്ങളുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും പ്രകടിപ്പിക്കുന്നു. ദൈവം പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്തു കഴിഞ്ഞാൽ, അതിൽ തങ്ങൾക്ക് പ്രയോഗത്തിൽ വരുത്താനുള്ളത് എന്താണ്, അല്ലെങ്കിൽ പ്രവേശിക്കേണ്ടത് എവിടെ, എന്ന് കണ്ടെത്തുകയും, അത് അനുഗാമികൾക്ക് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്വം. അതുകൊണ്ട് മനുഷ്യന്റെ പ്രവൃത്തി പ്രതിനിധീകരിക്കുന്നത് അവന്റെ പ്രവേശനത്തെയും പ്രയോഗത്തെയുമാണ്. തീർച്ചയായും, അത്തരം പ്രവൃത്തി മനുഷ്യപാഠങ്ങളും അനുഭവങ്ങളും അല്ലെങ്കിൽ ചില മനുഷ്യചിന്തകളും കൂടിക്കലർന്നതാണ്. പക്ഷേ, പരിശുദ്ധാത്മാവ് പ്രവർത്തിക്കുമ്പോൾ, അത് മനുഷ്യനുമേലായാലും അവതരിച്ച ദൈവത്തിലായാലും, അതിന് വിധേയരാകുന്ന ശുശ്രൂഷകർ അവർ എന്താണെന്നത് എല്ലായ്പ്പോഴും പ്രകടിപ്പിക്കും. പരിശുദ്ധാത്മാവാണ് പ്രവർത്തിക്കുന്നതെങ്കിലും, പ്രവൃത്തി അടിസ്ഥാനപ്പെട്ടിരിക്കുന്നത് മനുഷ്യൻ സാരാംശത്തിൽ എന്താണ് എന്നതിലാണ്, കാരണം, അടിസ്ഥാനമില്ലാതെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശൂന്യതയിൽ നിന്നല്ല പ്രവൃത്തി ഉണ്ടാവുന്നത്, മറിച്ച്, നിലനിൽക്കുന്ന സാഹചര്യങ്ങളോടും യഥാർഥ അവസ്ഥകളോടും പൊരുത്തപ്പെട്ടാണ് എല്ലായ്പ്പോഴും നിർവഹിക്കപ്പെടുന്നത്. ഈ രീതിയിൽ മാത്രമേ മനുഷ്യന്റെ സ്വഭാവം രൂപാന്തരപ്പെടുത്താനും അവന്റെ പഴയ സങ്കല്പങ്ങളും പഴയ ചിന്തകളും മാറ്റാനും കഴിയൂ. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവൻ കാണുന്നതും അനുഭവിക്കുന്നതും അവന് സങ്കല്പിക്കാൻ കഴിയുന്നതുമാണ്, അത്, തത്ത്വോപദേശമോ കാഴ്ചപ്പാടുകളോ ആയാൽ പോലും മനുഷ്യചിന്തയിലൂടെ ആർജിക്കാനാവും. മനുഷ്യന്റെ പ്രവൃത്തിക്ക്, അതിന്റെ വലുപ്പം എത്രയായാലും, മനുഷ്യാനുഭവത്തിന്റെ വ്യാപ്തിയേയോ മനുഷ്യൻ കാണുന്നതിനെയോ മനുഷ്യന് സങ്കല്പിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതിനെയോ മറികടക്കാനാവില്ല. ദൈവം പ്രകടിപ്പിക്കുന്നതെല്ലാം താൻ ആയിരിക്കുന്നത് തന്നെയാണ്, ഇത് മനുഷ്യന് നേടാനാവില്ല—അതായത്, മനുഷ്യചിന്തയുടെ പരിധിക്കപ്പുറമാണത്. മനുഷ്യരാശിയെ ആകെ നയിക്കാനുള്ള തന്റെ പ്രവൃത്തിയെ അവിടുന്ന് പ്രകടിപ്പിക്കുന്നു, അതിന് മനുഷ്യാനുഭവത്തിന്റെ വിശദാംശങ്ങളുമായി ബന്ധമില്ല, മറിച്ച് തന്റെ സ്വന്തം കാര്യനിർവഹണവുമായി ബന്ധപ്പെട്ടതാണത്. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവന്റെ അനുഭവമാണ്, ദൈവം പ്രകടിപ്പിക്കുന്നതോ, മനുഷ്യന്റെ പരിധിക്കപ്പുറം, തന്നിൽ അന്തർലീനമായിരിക്കുന്ന ഉണ്മയും. ദൈവം തന്റെ ഉണ്മ പ്രകടിപ്പിക്കുന്നതിൽ നിന്ന് മനുഷ്യൻ നേടിയ ഉൾക്കാഴ്ചയും അറിവുമാണ് മനുഷ്യന്റെ അനുഭവം. ഇത്തരം ഉൾക്കാഴ്ചയെയും അറിവിനെയും മനുഷ്യന്റെ ഉണ്മ എന്ന് വിളിക്കുന്നു, അവയുടെ ആവിഷ്കാരത്തിന്റെ അടിസ്ഥാനം മനുഷ്യന്റെ അന്തർലീന സ്വഭാവവും വൈഭവവുമാണ്—അതുകൊണ്ടാണ് അവയെ മനുഷ്യന്റെ ഉണ്മ എന്നു വിളിക്കുന്നത്. താൻ അനുഭവിക്കുന്നതും കാണുന്നതും കൂട്ടായ്മയിൽ പകരാൻ മനുഷ്യന് കഴിയും. തങ്ങൾ അനുഭവിക്കാത്തതോ കാണാത്തതോ തങ്ങളുടെ ചിന്തയ്ക്ക് എത്തിപ്പിടിക്കാൻ ആവാത്തതോ ആയതൊന്നും കൂട്ടായ്മയിൽ പങ്കിടാൻ ആർക്കും കഴിയില്ല, അവ അവരുടെ ഉള്ളിലുള്ള കാര്യങ്ങളല്ലല്ലോ. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവന്റെ അനുഭവത്തിൽ നിന്നല്ലെങ്കിൽ, അത് അവന്റെ ഭാവനയോ, തത്ത്വോപദേശമോ ആണ്. ലളിതമായി പറഞ്ഞാൽ, ആ വാക്കുകളിൽ യാഥാർഥ്യമില്ല. നീ ഒരിക്കലും സമൂഹത്തിലെ കാര്യങ്ങളുമായി ബന്ധപ്പെടുന്നില്ലെങ്കിൽ‌, നിന‌ക്ക് സമൂഹത്തിലെ സങ്കീർ‌ണ ബന്ധങ്ങളെ വ്യക്തമായി കൂട്ടായ്മാധ്യാനം ചെയ്യാൻ‌ കഴിയില്ല. നിനക്ക് കുടുംബമില്ലെങ്കിൽ, മറ്റുള്ളവർ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അവർ പറയുന്നതിലേറെയും നിനക്ക് മനസ്സിലാകില്ല. അതിനാൽ, മനുഷ്യൻ കൂട്ടായ്മയിൽ പകരുന്നതും അവൻ ചെയ്യുന്ന പ്രവൃത്തിയും അവന്റെ ആന്തരിക ഉണ്മയെ പ്രതിനിധീകരിക്കുന്നു. ശാസനയെയും ന്യായവിധിയെയും കുറിച്ചുള്ള തന്റെ അറിവ് ആരെങ്കിലും കൂട്ടായ്മയിൽ പകരുന്നുവെന്ന് കരുതൂ, നിനക്കതിൽ യാതൊരു അനുഭവ പരിചയവുമില്ലെങ്കിൽ, നീ അയാളുടെ അറിവിനെ നിഷേധിക്കാൻ ധൈര്യപ്പെടില്ല, നൂറു ശതമാനം ഉറപ്പോടെ അത് വിശ്വസിക്കാൻ അത്ര പോലും ധൈര്യപ്പെടില്ല. അതിന്റെ കാരണം, ആ കൂട്ടായ്മയിൽ പകരപ്പെട്ടത് നീ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതും നീ അറിയാത്തതും നിന്റെ മനസ്സിന് സങ്കല്പിക്കാൻ‌ കഴിയാത്തതുമാണ് എന്നതാണ്. അവരുടെ അറിവിൽ നിന്ന് നിനക്ക് എടുക്കാനാകുന്നത് ഭാവിയിൽ ശിക്ഷയ്ക്കും ന്യായവിധിക്കും വിധേയമാകാനുള്ള ഒരു പാതയാണ്. എന്നാൽ, ഈ പാത തത്ത്വോപദേശപരമായ അറിവുകളുടേതായിരിക്കാം; അതിന് നിന്റെ സ്വന്തം ധാരണയുടെ പകരമാവാൻ കഴിയില്ല, നിന്റെ അനുഭവത്തിന് പകരമാവാൻ തീരെയും കഴിയില്ല. ഒരുപക്ഷേ, അവർ പറയുന്നത് തികച്ചും ശരിയാണെന്ന് നീ കരുതിയേക്കാം, പക്ഷേ, നിന്റെ സ്വന്തം അനുഭവത്തിൽ നിന്നു തന്നെ അത് പല വിധത്തിലും അപ്രായോഗികമാണെന്ന് നിനക്കു മനസ്സിലാവും. നീ കേൾക്കുന്നവയിൽ ചിലത് പൂർണമായി അപ്രായോഗികമാണെന്ന് ചിലപ്പോൾ നിനക്ക് തോന്നിയേക്കാം; അതേപ്പറ്റി ചില ധാരണകൾ നീ അപ്പോൾ വെച്ചുപുലർത്തിയേക്കാം, എന്നാൽ, നീ അത് അംഗീകരിച്ചാൽ തന്നെ, വിമുഖതയോടെ മാത്രമായിരിക്കും അംഗീകരിക്കുക. പക്ഷേ, നിന്റെ സ്വന്തം അനുഭവത്തിൽ, നിന്റെ സങ്കല്പങ്ങളുടെ അടിസ്ഥാനമായ അറിവ് നിന്റെ പ്രയോഗശൈലിയായി മാറും. പ്രയോഗിക്കുന്തോറും, കേട്ട വാക്കുകളുടെ ശരിയായ മൂല്യവും അർഥവും നീ കൂടുതലായി ഗ്രഹിക്കും. നിനക്ക് സ്വന്തമായി അനുഭവം ഉണ്ടായാൽ, അതിനുശേഷം ആ അനുഭവിച്ച കാര്യത്തെപ്പറ്റി ഉണ്ടായിരിക്കേണ്ട അറിവിനെപ്പറ്റി നിനക്ക് സംസാരിക്കാൻ കഴിയും. കൂടാതെ യഥാർഥവും പ്രായോഗികമായ അറിവുള്ളവരും, തത്ത്വോപദേശങ്ങളെ അടിസ്ഥാനമാക്കിയതും വില കെട്ടതുമായ അറിവുള്ളവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും നിനക്ക് കഴിയും. അതിനാൽ, നീ പ്രസംഗിക്കുന്ന അറിവ് സത്യവുമായി യോജിക്കുന്നുണ്ടോ എന്നത് പ്രധാനമായും നിനക്ക് അതിന്റെ പ്രായോഗിക അനുഭവം ഉണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എവിടെയൊക്കെ നിന്റെ അനുഭവങ്ങളിൽ സത്യമുണ്ടോ, അവിടെയൊക്കെ നിന്റെ അറിവ് പ്രായോഗികവും മൂല്യവത്തുമായിരിക്കും. നിന്റെ അനുഭവത്തിലൂടെ നിനക്ക് വിവേചനബുദ്ധിയും ഉൾക്കാഴ്ചയും നേടാനും, അറിവ് ആഴമുള്ളതാക്കാനും, നിന്റെ നടപ്പ് എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയുള്ള വിവേകവും സാമാന്യബുദ്ധിയും വർധിപ്പിക്കാനും കഴിയും. സത്യം നേടിയിട്ടില്ലാത്ത ആളുകൾ പ്രകടിപ്പിക്കുന്ന അറിവ്, അത് എത്ര ഉയർന്നതായാലും കേവലം തത്ത്വോപദേശമാണ്. അത്തരമൊരു വ്യക്തി ജഡികമായ കാര്യങ്ങളിൽ വളരെ ബുദ്ധിമാനായിരിക്കാം, എന്നാൽ, ആത്മീയ കാര്യങ്ങളെ വിവേചിക്കാൻ കഴിവുണ്ടാവില്ല. അത്തരം ആളുകൾക്ക് ആത്മീയ കാര്യങ്ങളിൽ യാതൊരു അനുഭവപരിചയവും ഇല്ലാത്തതിനാലാണിത്. ആത്മീയ കാര്യങ്ങളിൽ പ്രബുദ്ധരല്ലാത്തവരും ആത്മീയ കാര്യങ്ങൾ മനസ്സിലാകാത്തവരുമാണ് ഇവർ. ഏതുതരത്തിലുള്ള അറിവ് നീ പ്രകടിപ്പിച്ചാലും, അത് നിന്റെ ഉണ്മയായിരിക്കുന്നിടത്തോളം കാലം, ആ അറിവ് നിന്റെ വ്യക്തിപരമായ അനുഭവമായിരിക്കും, അതാണ് നിന്റെ യഥാർഥമായ അറിവ്. തത്ത്വോപദേശം മാത്രം പറയുന്ന ആളുകൾ—യാഥാർഥ്യമോ സത്യമോ നേടിയിട്ടില്ലാത്തവർ—ചർച്ച ചെയ്യുന്നത് അവരുടെ ഉണ്മയാണെന്നും പറയാം, കാരണം, ആഴമായ ധ്യാനത്തിലൂടെ മാത്രമാണല്ലോ അവരും തങ്ങളുടെ തത്ത്വ പ്രമാണത്തിൽ എത്തിച്ചേർന്നത്, അത് അവരുടെ ആഴമായ പരിചിന്തനത്തിന്റെ ഫലമാണ്. എങ്കിലും, അത് തത്ത്വോപദേശം മാത്രമാണ്, വെറും ഭാവന! എല്ലാത്തരം ആളുകളുടെയും അനുഭവങ്ങൾ അവരുടെ ഉള്ളിലുള്ളവയെ പ്രതിനിധീകരിക്കുന്നു. ആത്മീയ അനുഭവമില്ലാത്ത ആർക്കും സത്യത്തെപ്പറ്റിയുള്ള അറിവിനെക്കുറിച്ചോ വിവിധ ആത്മീയ കാര്യങ്ങളെപ്പറ്റിയുള്ള ശരിയായ അറിവിനെക്കുറിച്ചോ സംസാരിക്കാൻ കഴിയില്ല. മനുഷ്യൻ പ്രകടിപ്പിക്കുന്നത് അവൻ എന്താണ് എന്നതാണ്—ഇത് തീർച്ചയാണ്. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള അറിവും സത്യത്തെക്കുറിച്ചുള്ള അറിവും നേടാൻ ഒരാൾ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് യഥാർഥ അനുഭവം ഉണ്ടായിരിക്കണം. മനുഷ്യജീവിതത്തിലെ സാമാന്യബുദ്ധിയെക്കുറിച്ച് നിനക്ക് വ്യക്തമായി സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ, ആത്മീയ കാര്യങ്ങളെക്കുറിച്ച് എത്രമാത്രം സംസാരിക്കാൻ നിനക്കു കഴിയും? സഭകളെ നയിക്കാനും ആളുകൾക്ക് ജീവൻ നൽകാനും ജനങ്ങൾക്ക് അപ്പോസ്തോലരാകാനും കഴിയുന്നവർക്ക് യഥാർഥ അനുഭവപരിചയം ഉണ്ടായിരിക്കണം; അവർക്ക് ആത്മീയ കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയും സത്യത്തെക്കുറിച്ച് കൃത്യമായ മതിപ്പും അനുഭവവും ഉണ്ടായിരിക്കണം. അത്തരം ആളുകൾ മാത്രമാണ് സഭകളെ നയിക്കുന്ന ശുശ്രൂഷക്കാരും അപ്പോസ്തോലരുമാകാൻ യോഗ്യതയുള്ളവർ. അല്ലാത്തപക്ഷം അവർക്ക് അനുഗമിക്കാൻ മാത്രമേ കഴിയൂ, നയിക്കാൻ കഴിയില്ല, ആളുകൾക്ക് ജീവൻ പകരാൻ കഴിയുന്ന അപ്പോസ്തോലരാവാൻ ഒട്ടും കഴിയില്ല. കാരണം, അപ്പോസ്തോലരുടെ ചുമതല ധൃതികൂട്ടുകയോ പൊരുതുകയോ അല്ല, പിന്നെയോ, ജീവനെ ശുശ്രൂഷിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും മറ്റുള്ളവരെ അവരുടെ സഹജഭാവം രൂപാന്തരപ്പെടുത്തുന്നതിലേക്ക് നയിക്കുകയുമാണ്. ഈ പ്രവർത്തനം നിർവഹിക്കുന്നവർ ഒരു വലിയ ഉത്തരവാദിത്വം വഹിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു, കേവലം ഏതൊരാൾക്കും നിർവഹിക്കാവുന്നതല്ല അത്. ജീവൻ എന്താണോ, അത് ഉണ്മയായി ഉള്ളവർക്ക് മാത്രമേ ഈ പ്രവൃത്തി നിറവേറ്റാൻ കഴിയൂ. അതായത്, സത്യത്തിന്റെ അനുഭവമുള്ളവർക്കു മാത്രം. ത്യജിക്കാനോ, ധൃതിപ്പെടാനോ, സ്വയം വിട്ടു കൊടുക്കാനോ മനസ്സുള്ളതുകൊണ്ട് മാത്രം ആർക്കും നിറവേറ്റാനാകുന്നതല്ല അത്. സത്യത്തിന്റെ അനുഭവമില്ലാത്തവർക്ക്, വെട്ടിയൊരുക്കപ്പെടാത്തവർക്ക്, അഥവാ വിധിക്കപ്പെട്ടിട്ടില്ലാത്തവർക്ക് ഇത്തരം പ്രവൃത്തി ചെയ്യാനാവില്ല. ഒരു അനുഭവവുമില്ലാത്ത ആളുകൾക്ക്, അഥവാ യാഥാർഥ്യമില്ലാത്ത ആളുകൾക്ക്, യാഥാർഥ്യം വ്യക്തമായി കാണാൻ കഴിയില്ല, കാരണം, അവർക്ക് ഇത്തരത്തിലുള്ള ഉണ്മ ഇല്ല. അതിനാൽ, ഇത്തരത്തിലുള്ള വ്യക്തികൾക്ക് നേതൃത്വപരമായ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ലെന്നു മാത്രമല്ല, സത്യമില്ലാതെ വളരെക്കാലം തുടരുകയാണെങ്കിൽ, അവർ നിഷ്കാസനത്തിന് വിധേയരാവുകയും ചെയ്യും. നീ പ്രകടിപ്പിക്കുന്ന ഉൾക്കാഴ്ചയ്ക്കും, ജീവിതത്തിൽ നീ അനുഭവിച്ച യാതനകൾക്കും, നീ ശാസനയ്ക്ക് വിധേയനായ സംഗതികൾക്കും, നീ വിധിക്കപ്പെട്ട പ്രശ്നങ്ങൾക്കും തെളിവായി നിൽക്കാനാവും. പരിശോധനകളെ സംബന്ധിച്ചും ഇത് ശരിയാണ്: ഒരാൾ സ്ഫുടം ചെയ്യപ്പെടുന്നിടത്ത്, ബലഹീലനനാവുന്നിടത്ത്, അവിടെയൊക്കെയാണ് ഒരാൾ അനുഭവവും പാതയും കണ്ടെത്തുന്നത്. ഉദാഹരണത്തിന്, ആരെങ്കിലും ദാമ്പത്യത്തിൽ നിരാശ അനുഭവിക്കുന്നുണ്ടെങ്കിൽ അയാൾ ഇങ്ങനെ കൂട്ടായ്മ ചെയ്യും “ദൈവമേ നന്ദി, ദൈവമേ സ്തുതി. ദൈവത്തിന്റെ ഹൃദയാഭിലാഷം പൂർത്തീകരിച്ച് ഞാനെന്റെ ജീവിതം പൂർണമായി സമർപ്പിക്കണം, എന്റെ വിവാഹത്തെ പൂർണമായി ദൈവകരങ്ങളിൽ വയ്ക്കണം. എന്റെ ജീവിതം മുഴുവൻ ദൈവത്തിനായി നൽകാൻ ഞാൻ തയ്യാറാണ്.” മനുഷ്യന്റെ ഉള്ളിലെ സകല കാര്യങ്ങൾക്കും അവൻ എന്താണെന്നത് കൂട്ടായ്മയിലൂടെ പ്രകടിപ്പിക്കാൻ കഴിയും. ഒരു വ്യക്തിയുടെ സംഭാഷണത്തിന്റെ വേഗം, അവർ ഒച്ചയുയർത്തിയാണോ ഒച്ച താഴ്ത്തിയാണോ സംസാരിക്കുന്നത്—ഇത്തരം കാര്യങ്ങൾ അനുഭവപരമായ കാര്യങ്ങളല്ല, അവർക്കുള്ളതും അവർ ആയതുമായതിനെ പ്രതിനിധീകരിക്കാൻ അവയ്ക്ക് കഴിയില്ല. ഒരു വ്യക്തിയുടെ സ്വഭാവം നല്ലതാണോ ചീത്തയാണോ, അല്ലെങ്കിൽ അവരുടെ പ്രകൃതം നല്ലതാണോ ചീത്തയാണോ എന്ന് മാത്രമേ ഈ കാര്യങ്ങൾക്ക് പറയാൻ കഴിയൂ, എന്നാൽ, അവർക്ക് അനുഭവമുണ്ടോ എന്നതുമായി അവയെ തുലനം ചെയ്യാനാവില്ല. സംഭാഷണത്തിൽ സ്വയം ആവിഷ്കരിക്കാനുള്ള കഴിവ്, സംഭാഷണത്തിലെ വൈദഗ്ധ്യവും ചടുലതയും, ഇതൊക്കെ പ്രയോഗത്തിലൂടെ ആർജിക്കാവുന്നവയാണ്, അവയ്ക്കൊന്നും ഒരാളുടെ അനുഭവത്തിന് പകരമാവാൻ ആവില്ല. നീ നിന്റെ വ്യക്തിപരമായ അനുഭവത്തെപ്പറ്റി പറയുമ്പോൾ കൂട്ടായ്മയിൽ പങ്കുവയ്ക്കുന്നത്, നീ പ്രധാനമായി കരുതുന്നതും നിന്റെ ഉള്ളിലുള്ള സകല കാര്യങ്ങളുമാണ്. എന്റെ സംഭാഷണം എന്റെ ഉണ്മയെ പ്രതിനിധീകരിക്കുന്നു, പക്ഷേ, ഞാൻ പറയുന്നത് മനുഷ്യന് അപ്രാപ്യമാണ്. ഞാൻ പറയുന്നത് മനുഷ്യൻ അനുഭവിക്കുന്നതല്ല, അത് മനുഷ്യന് കാണാൻ കഴിയുന്നതല്ല; സ്പർശിക്കാൻ കഴിയുന്നതുമല്ല, പിന്നയോ, അത് ഞാൻ തന്നെയാണ്. ഞാൻ കൂട്ടായ്മ ചെയ്ത് പകരുന്നത് ഞാൻ അനുഭവിച്ചതാണെന്ന് ചിലർ സമ്മതിക്കുന്നു, പക്ഷേ, അത് ആത്മാവിന്റെ നേരിട്ടുള്ള ആവിഷ്കാരമാണെന്ന് അവർ തിരിച്ചറിയുന്നില്ല. തീർച്ചയായും, ഞാൻ പറയുന്നത് ഞാൻ അനുഭവിച്ചതാണ്. ആറായിരം വർഷമായി കാര്യനിർവഹണ പ്രവൃത്തികൾ ചെയ്യുന്നത് ഞാനാണ്. മനുഷ്യരാശിയുടെ സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നുവരെയുള്ളത് എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്; എനിക്ക് എങ്ങനെ അത് ചർച്ച ചെയ്യാൻ കഴിയാതിരിക്കും? മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ, ഞാനത് വ്യക്തമായി കണ്ടിട്ടുള്ളതാണ്; ഞാനത് പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്. എനിക്ക് ഇതേപ്പറ്റി വ്യക്തമായി സംസാരിക്കാൻ എങ്ങനെ കഴിയാതിരിക്കും? മനുഷ്യന്റെ സാരാംശം ഞാൻ വ്യക്തമായി കണ്ടതിനാൽ, മനുഷ്യനെ ശാസിക്കാനും വിധിക്കാനും ഞാൻ യോഗ്യനാണ്, കാരണം മനുഷ്യരെല്ലാം എന്നിൽ നിന്നാണ് വന്നത്, സാത്താനാൽ അവര്‍ ദുഷിപ്പിക്കപ്പെട്ടുവെന്നേയുള്ളൂ. തീർച്ചയായും, ഞാൻ ചെയ്ത പ്രവൃത്തി വിലയിരുത്താനും ഞാൻ യോഗ്യനാണ്. ഈ പ്രവൃത്തി എന്റെ ജഡശരീരം കൊണ്ട് ചെയ്തിട്ടില്ലെങ്കിലും, അത് ആത്മാവിന്റെ നേരിട്ടുള്ള ആവിഷ്കാരമാണ്, ഇതാണ് എനിക്കുള്ളതും ഞാൻ എന്താണ് എന്നതും. അതിനാൽ, അത് പ്രകടിപ്പിക്കാനും ഞാൻ ചെയ്യേണ്ടതായ പ്രവൃത്തി ചെയ്യാനും ഞാൻ യോഗ്യനാണ്. ആളുകൾ പറയുന്നത് അവർ അനുഭവിച്ചതാണ്. അതാണ് അവർ കണ്ടതും അവരുടെ മനസ്സിന് എത്താൻ കഴിയുന്നതും അവരുടെ ഇന്ദ്രിയങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നതും. അതാണ് അവർക്ക് കൂട്ടായ്മയിൽ പകരാൻ കഴിയുന്നത്. ജഡരൂപമെടുത്ത ദൈവം സംസാരിക്കുന്ന വാക്കുകൾ ആത്മാവിന്റെ നേരിട്ടുള്ള പ്രകാശനമാണ്, അവ ജഡം അനുഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത, ആത്മാവിനാൽ നിറവേറ്റപ്പെട്ട പ്രവൃത്തിയെ പ്രകടിപ്പിക്കുന്നു, അങ്ങനെയെങ്കിലും, താൻ പ്രകാശിപ്പിക്കുന്നത് തന്റെ ഉണ്മയെയാണ്, കാരണം ജഡത്തിന്റെ സാരം ആത്മാവാണ്, താൻ ആത്മാവിന്റെ പ്രവൃത്തി പ്രകടിപ്പിക്കുന്നു. അത് ജഡത്തിന് സാധ്യമായ പരിധിക്കപ്പുറത്താണെങ്കിലും, ആത്മാവ് നിറവേറ്റിക്കഴിഞ്ഞ പ്രവൃത്തിയാണ്. അവതാരമെടുത്ത ശേഷം, തന്റെ ജഡത്തിന്റെ ആവിഷ്കാരത്തിലൂടെ, ദൈവത്തിന്റെ ഉണ്മയെ അറിയാൻ അവൻ ആളുകളെ പ്രാപ്തരാക്കുകയും ദൈവത്തിന്റെ സഹജഭാവവും ദൈവം ചെയ്ത പ്രവൃത്തിയും കാണാൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രവൃത്തി ആളുകൾ‌ക്ക് അവർ‌ പ്രവേശിക്കേണ്ടത് എന്തിലേക്ക് എന്നതിനെക്കുറിച്ചും അവർ‌ മനസ്സിലാക്കേണ്ടത് എന്തെന്നതിനെക്കുറിച്ചും കൂടുതൽ‌ വ്യക്തത നൽകുന്നു; സത്യം മനസ്സിലാക്കുന്നതിലും അനുഭവിക്കുന്നതിലേക്കും ആളുകളെ നയിക്കുന്നതും അതിൽ ഉൾപ്പെടുന്നു. മനുഷ്യന്റെ പ്രവൃത്തി ആളുകളെ നിലനിർത്തുക എന്നതാണ്. മനുഷ്യരാശിക്കായി പുതിയ പാതകളും പുതിയ യുഗങ്ങളും തുറക്കുന്നതും തന്റെ സഹജഭാവം അറിയാൻ ആളുകളെ പ്രാപ്തരാക്കിക്കൊണ്ട്, മർത്ത്യർ ഗ്രഹിച്ചിട്ടില്ലാത്തത് അവർക്ക് വെളിപ്പെടുത്തുക എന്നതാണ് ദൈവത്തിന്റെ പ്രവൃത്തി. മനുഷ്യരാശിയെ ആകെ നയിക്കുക എന്നതാണ് ദൈവത്തിന്റെ പ്രവൃത്തി. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെല്ലാം ആളുകളുടെ പ്രയോജനത്തിനായാണ് നിർവഹിക്കപ്പെടുന്നത്. ആളുകൾക്ക് ആത്മീയോന്നതി പകരുന്നതിനായി മാത്രമാണത്; ആളുകൾക്ക് പ്രയോജനപ്പെടാത്ത ഒരു പ്രവൃത്തിയുമില്ല. സത്യം ആഴമുള്ളതാണെങ്കിലും അല്ലെങ്കിലും അത് സ്വീകരിക്കുന്നവർ കഴിവുറ്റവരാണെങ്കിലും അല്ലെങ്കിലും പരിശുദ്ധാത്മാവ് ചെയ്യുന്നതെല്ലാം ആളുകളുടെ ഗുണത്തിനാണ്. എന്നാൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി, നേരിട്ട് നിർവഹിക്കാനാവുന്നതല്ല; അവനുമായി സഹകരിക്കുന്ന ആളുകളിലൂടെ അത് സാക്ഷാത്കരിക്കപ്പെടണം. അങ്ങനെ മാത്രമേ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഫലം ലഭ്യമാവുകയുള്ളു. തീർച്ചയായും, പരിശുദ്ധാത്മാവ് നേരിട്ട് പ്രവർത്തിക്കുമ്പോൾ, അതിൽ ഒട്ടും കലർപ്പുണ്ടാകുന്നില്ല; എന്നാൽ, പരിശുദ്ധാത്മാവ് മനുഷ്യനിലൂടെ പ്രവർത്തിക്കുമ്പോൾ അതിൽ വളരെ കറപുരണ്ടിരിക്കും, അത് പരിശുദ്ധാത്മാവിന്റെ മൗലികമായ പ്രവൃത്തിയായിരിക്കില്ല. തന്മൂലം സത്യത്തിന് വ്യത്യസ്ത തോതുകളിൽ മാറ്റം വരുന്നു. പരിശുദ്ധാത്മാവ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നതല്ല അനുഗാമികൾക്ക് ലഭിക്കുന്നത്, മറിച്ച് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനൊപ്പം മനുഷ്യന്റെ അനുഭവവും അറിവും കൂടിച്ചേർന്ന ഒന്നാണ് അവർക്ക് ലഭിക്കുന്നത്. അങ്ങനെ അനുഗാമികൾക്ക് ലഭിക്കുന്നതിൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയായ ഭാഗം കൃത്യമായി ഒരുപോലെയായിരിക്കും, പക്ഷേ, അവർക്ക് ലഭിക്കുന്ന മാനുഷികമായ അനുഭവങ്ങളും അറിവുകളും വ്യത്യസ്തമായിരിക്കും, കാരണം, അവ നൽകുന്ന ശുശ്രൂഷകർ വ്യത്യസ്തരാണ്. പരിശുദ്ധാത്മാവിന്റെ പ്രബുദ്ധതയും മാർഗനിർദേശവും ലഭിച്ച ശുശ്രൂഷകർക്ക് ആ പ്രബുദ്ധതയെയും മാർഗനിർദേശത്തെയും അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. ഈ അനുഭവങ്ങളിൽ മാനുഷികത കലർന്നിരിക്കും, അതുപോലെ മനുഷ്യ മനസ്സും മനുഷ്യാനുഭവങ്ങളും കൂടിച്ചേർന്നിരിക്കും. ശേഷം, അവർക്ക് വേണ്ടതായ അറിവും ഉൾക്കാഴ്ചയുമൊക്കെ അവർ കടഞ്ഞെടുക്കുന്നു. സത്യം അനുഭവിച്ച ശേഷം പ്രയോഗത്തിൽ വരുത്തുന്നതിനുള്ള മനുഷ്യന്റെ രീതിയാണിത്. ഈ പ്രയോഗരീതികൾ എപ്പോഴും ഒരുപോലെയല്ല. കാരണം, ആളുകളുടെ അനുഭവങ്ങൾ വ്യത്യസ്തമാണ്, അതുപോലെ, ആളുകൾ അനുഭവിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണ്. ഇങ്ങനെ പരിശുദ്ധാത്മാവിന്റെ ഒരേ ബോധപ്രകാശം വ്യത്യസ്ത അറിവുകൾക്കും പ്രയോഗങ്ങൾക്കും കാരണമാകുന്നു. കാരണം, ബോധപ്രകാശം സ്വീകരിക്കുന്നവർ വ്യത്യസ്തരാണ്. ചില ആളുകൾ തങ്ങളുടെ പ്രയോഗത്തിൽ ചെറിയ തെറ്റുകൾ വരുത്തുമ്പോൾ ചിലർ വലിയ തെറ്റുകൾ വരുത്തുന്നു, മറ്റുചിലരാവട്ടെ ചെയ്യുന്നതെല്ലാം തെറ്റുകളാണ്. ആളുകളുടെ ഗ്രഹണശേഷിയും അന്തർലീനമായ ശക്തികളും വ്യത്യസ്തമായതിനാലാണിത്. ഒരു സന്ദേശത്തിൽ നിന്ന് ഒരു കൂട്ടം ആളുകൾ സ്വാശീകരിക്കുന്ന ധാരണയാവില്ല ആ സത്യം ശ്രവിക്കുന്ന മറ്റൊരു കൂട്ടർ ഉൾക്കൊള്ളുക. ചില ആളുകൾ അല്പം വ്യതിചലിക്കുന്നു, ചിലർക്ക് സത്യത്തിന്റെ ശരിയായ അർഥം ഒട്ടുമേ മനസ്സിലാകുന്നില്ല. അതുകൊണ്ട്, ഒരാൾ മറ്റുള്ളവരെ എങ്ങനെ നയിക്കും എന്നു നിർണയിക്കുന്നത് അയാളുടെ മനസ്സിലാക്കലുകളാണ്; ഇത് കൃത്യമായി ശരിയാണ്, കാരണം ഒരാളുടെ പ്രവൃത്തി അയാളുടെ ഉണ്മയുടെ സാക്ഷാത്കാരം മാത്രമാണ്. സത്യത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടുള്ളവർ നയിക്കുന്ന ആളുകൾക്ക് സത്യത്തെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഉണ്ടായിരിക്കും. തെറ്റായ മനസ്സിലാക്കലുകൾ ഉള്ള ആളുകൾ കണ്ടേക്കാമെങ്കിലും, അങ്ങനെയുള്ളവർ വളരെ കുറച്ചേ ഉള്ളൂ, എല്ലാവർക്കും പിശകുകൾ ഉണ്ടാവില്ല. സത്യത്തെക്കുറിച്ചുള്ള ഒരാളുടെ മനസ്സിലാക്കലിൽ പിശകുകൾ ഉണ്ടെങ്കിൽ. അയാളെ അനുഗമിക്കുന്നവരും പിശകുള്ളവരായിരിക്കും എന്നതിൽ സംശയമില്ല. ആ വാക്കിന്റെ എല്ലാ അർഥത്തിലും, ആ ആളുകൾ പിശകുള്ളവർ ആയിരിക്കും. അനുഗാമികൾ സത്യത്തെ മനസ്സിലാക്കുന്നതിന്റെ തോത് മുഖ്യമായും ശുശ്രൂഷകരെ ആശ്രയിച്ചിരിക്കുന്നു. തീർച്ചയായും, ദൈവത്തിൽ നിന്നുള്ള സത്യം ശരിയായതും പിശകില്ലാത്തതുമാണ്, അത് തീർത്തും ഉറപ്പായ കാര്യമാണ്. എന്നിരുന്നാലും ശുശ്രൂഷകർ പൂർണമായികുറ്റമറ്റവരല്ല, അവർ പൂർണമായി ആശ്രയിക്കാവുന്നർ ആണെന്നും പറയാനാവില്ല. സത്യം പ്രയോഗത്തിൽ വരുത്താനുള്ള വളരെ പ്രായോഗികമായ ഒരു മാർഗം ശുശ്രൂഷകർക്കുണ്ടെങ്കിൽ, അനുഗാമികൾക്കും പ്രയോഗത്തിന് ഒരു മാർഗമുണ്ടാവും. ശുശ്രൂഷകൾക്ക് സത്യം പ്രയോഗത്തിൽ വരുത്താനുള്ള മാർഗമില്ല, കേവലം തത്വോപദേശമേ ഉള്ളൂ എങ്കിൽ, അനുഗാമികൾക്കു മുന്നിൽ യാഥാർഥ്യമുണ്ടാവില്ല. അനുഗമിക്കുന്നവരുടെ ശേഷിയും പ്രകൃതവും ജന്മനാ നിർണയിക്കപ്പെട്ടതാണ്, ശുശ്രൂഷകരുമായി അത് ബന്ധപ്പെട്ടിരിക്കുന്നില്ല. എന്നാൽ, അനുഗാമികൾ എത്രത്തോളം സത്യം മനസ്സിലാക്കുകയും ദൈവത്തെ അറിയുകയും ചെയ്യുന്നു എന്നത് ശുശ്രൂഷകരെ ആശ്രയിച്ചിരിക്കുന്നു (ചില ആളുകൾക്ക് ഇത് ഇങ്ങനെ മാത്രമാണ് ഒരു ശുശ്രൂഷകൻ എങ്ങനെയാണോ, അങ്ങനെ തന്നെയായിരിക്കും അയാൾ നയിക്കുന്ന അനുഗാമികളും. ഒരു ശുശ്രൂഷകൻ മറയില്ലാതെ പ്രകടമാക്കുന്നത് തന്റെ സ്വന്തം ഉണ്മയാണ്. തന്നെ അനുഗമിക്കുന്നവരിൽ നിന്ന് അയാൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ താൻ സ്വയം ചെയ്യാൻ സന്നദ്ധനായിരിക്കുന്നതോ, അല്ലെങ്കിൽ തനിക്ക് ചെയ്യാൻ പറ്റുന്നതോ ആയിരിക്കും. മിക്ക ശുശ്രൂഷകരും തങ്ങളുടെ അനുഗാമികളുടെ മേൽ ആവശ്യങ്ങൾ വയ്ക്കാൻ അടിസ്ഥാനമാക്കുന്നത് തങ്ങൾ സ്വയം ചെയ്യുന്ന കാര്യങ്ങളായിരിക്കും, എങ്കിലും അനുഗാമികൾക്ക് നേടാനേ ആവാത്ത കാര്യങ്ങൾ ധാരാളം കാണും—ഒരാൾക്ക് നേടാനാവാത്ത കാര്യങ്ങൾ അയാളുടെ പ്രവേശനത്തിന് തടസ്സമാവുകയും ചെയ്യും. വെട്ടിയൊരുക്കപ്പെടുകയും, ന്യായവിധിക്കും ശിക്ഷണത്തിനും വിധേയമാക്കപ്പെടുകയും ചെയ്തവരുടെ പ്രവൃത്തിയിൽ വളരെ കുറച്ച് വ്യതിചലനമേ കാണൂ, അവരുടെ പ്രവൃത്തിയുടെ ആവിഷ്കാരം വളരെയേറെ കൃത്യവുമായിരിക്കും. പ്രവൃത്തി ചെയ്യാൻ തങ്ങളുടെ സ്വാഭാവിക പ്രകൃതത്തെ ആശ്രയിക്കുന്നവർ വളരെ വലിയ തെറ്റുകൾ വരുത്തുന്നു. അപൂർണരായ ആളുകളുടെ പ്രവൃത്തി അവരുടെ സ്വാഭാവിക പ്രകൃതത്തെ വളരെയധികം പ്രകടമാക്കുന്നു, ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് ഒരു വലിയ തടസ്സമാണ്. ഒരു വ്യക്തിയുടെ ശേഷി എത്ര മികച്ചതാണെങ്കിലും അയാൾക്ക് ദൈവനിയോഗ പ്രകാരമുള്ള പ്രവൃത്തി ചെയ്യണമെങ്കിൽ അതിനുമുമ്പ് വെട്ടിയൊരുക്കപ്പെടേണ്ടതായും സംശോധനയ്ക്കും ന്യായവിധിയ്ക്കും വിധേയനാകേണ്ടണ്ടതായും ഉണ്ട്. അവർ അത്തരം ന്യായവിധിക്ക് വിധേയരായിട്ടില്ലെങ്കിൽ, അവരുടെ പ്രവൃത്തി, അത് എത്ര നന്നായി ചെയ്താലും, സത്യത്തിന്റെ തത്ത്വങ്ങളുമായി പൊരുത്തപ്പെടില്ല, അത് എല്ലായ്പ്പോഴും അവരുടെ സ്വാഭാവിക പ്രകൃതത്തിന്റെയും മനുഷ്യനന്മയുടെയും ഉത്പന്നമായിരിക്കും. വെട്ടിയൊരുക്കലിനും സംശോധനയ്ക്കും ന്യായവിധിയ്ക്കും വിധേയരായവരുടെ പ്രവൃത്തി, വെട്ടിയൊരുക്കപ്പെടുകയും സംശോധന ചെയ്യപ്പെടുകയും വിധിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടില്ലാത്തവരുടേതിനേക്കാൾ കൃത്യതയുള്ളതായിരിക്കും. ന്യായവിധിക്ക് വിധേയരാകാത്തവർ മനുഷ്യബുദ്ധിയും സ്വതസിദ്ധമായ കഴിവുകളുമായി ഇടകലർന്ന മനുഷ്യജഡവും മനുഷ്യചിന്തകളുമല്ലാതെ മറ്റൊന്നും പ്രകടമാക്കുന്നില്ല. ഇത് ദൈവത്തിന്റെ പ്രവൃത്തിയുടെ കൃത്യമായ മാനുഷിക പ്രകാശനമല്ല. അനുഗാമികളെ അത്തരക്കാരിലേക്ക് ആകർഷിക്കുന്നത് ആ ശുശ്രൂഷകരുടെ സ്വതസിദ്ധമായ കഴിവുകളാണ്. ദൈവത്തിന്റെ യഥാർഥ ഉദ്ദേശ്യത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതും അതിൽ നിന്ന് ഏറെ വ്യതിചലിക്കപ്പെട്ടതുമായ മാനുഷിക ഉൾക്കാഴ്ചയും അനുഭവവും വളരെയധികം പ്രകടിപ്പിക്കുന്നതിനാൽ, ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ പ്രവർത്തനത്തിന് ആളുകളെ ദൈവമുമ്പാകെ കൊണ്ടുവരാൻ കഴിയില്ല, മറിച്ച് അവരെ മനുഷ്യമുമ്പാകെ കൊണ്ടുവരാനേ അതിന് കഴിയൂ. അതിനാൽ, ന്യായവിധിക്കും ശിക്ഷണത്തിനും വിധേയരാകാത്തവർക്ക് ദൈവത്തിന്റെ നിയോഗം ഏറ്റെടുക്കാൻ യോഗ്യതയില്ല. യോഗ്യതയുള്ള ഒരു ശുശ്രൂഷകന്റെ പ്രവർത്തനത്തിന് ആളുകളെ ശരിയായ പാതയിലേക്ക് കൊണ്ടുവരാനും അവർക്ക് സത്യത്തിലേക്ക് മഹത്തരമായ പ്രവേശനം നൽകാനും കഴിയും. അയാളുടെ പ്രവർത്തനത്തിന് ആളുകളെ ദൈവമുമ്പാകെ കൊണ്ടുവരാൻ കഴിയും. കൂടാതെ, അയാൾ ചെയ്യുന്ന പ്രവൃത്തി ഓരോരുത്തരിലും ആളാംപ്രതി വ്യത്യസ്തമായിരിക്കും, അത് നിയമത്തിന്റെ ചട്ടക്കൂടിൽ കുടുങ്ങിക്കിടക്കില്ല. അത് ആളുകൾക്ക് വിമോചനവും സ്വാതന്ത്ര്യവും നൽകുന്നു, ജീവനിൽ ക്രമേണ വളരാനുള്ള കഴിവും നൽകുന്നു. അങ്ങനെ സത്യത്തിലേക്ക് ആഴമായ പ്രവേശനവും നൽകുന്നു. യോഗ്യത ഇല്ലാത്ത ഒരു ശുശ്രൂഷകന്റെ പ്രവർത്തനം തീരെ നിലവാരമില്ലാത്തതായിരിക്കും. അയാളുടെ പ്രവൃത്തി മഠയത്തരമാണ്. ആളുകൾക്ക് ചട്ടങ്ങൾ പരിചയപ്പെടുത്താനേ അയാൾക്കാവൂ, ആളാംവീതം വ്യത്യസ്തമായല്ല ആളുകളിൽ നിന്ന് അയാൾ ആവശ്യപ്പെടുന്നത്; ആളുകളുടെ യഥാർഥ ആവശ്യങ്ങൾക്ക് അനുസൃതമായല്ല അയാൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃത്തിയിൽ, വളരെയധികം നിയമങ്ങളും ധാരാളം പ്രമാണങ്ങളും കാണും, ഇതിന് ആളുകളെ യാഥാർഥ്യത്തിലേക്കോ ജീവിതത്തിൽ വളരാനുള്ള സ്വാഭാവിക പ്രയോഗത്തിലേക്കോ കൊണ്ടുവരാൻ കഴിയില്ല, വിലകെട്ട കുറച്ച് നിയമങ്ങൾ പാലിക്കാൻ ആളുകളെ പ്രാപ്തരാക്കാൻ മാത്രമേ അതിനാവൂ. ആളുകളെ വഴിതെറ്റിക്കാൻ മാത്രമേ അത്തരം മാർഗനിർദേശത്തിനാവൂ. അയാളെപ്പോലെയാകാൻ അയാൾ നിന്നെ നയിക്കുന്നു; അയാൾക്കുള്ളതും അയാൾ ആയിരിക്കുന്നതുമായതിലേക്ക് നിന്നെ കൊണ്ടുവരാൻ അയാൾക്കു കഴിയും. നേതാക്കൾ യോഗ്യരാണോയെന്ന് അനുഗാമികൾക്ക് മനസിലാക്കാൻ, അവർ നയിക്കുന്ന പാതയെയും അവരുടെ പ്രവർത്തന ഫലങ്ങളെയും, അതുപോലെ, സത്യത്തിന് അനുസൃതമായ തത്വങ്ങളും, രൂപാന്തരത്തിന് അനുയോജ്യമായ പ്രയോഗ രീതികളും അവരെ അനുഗമിക്കുന്ന തങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്നും നോക്കിയാൽ മതി. വ്യത്യസ്ത തരം ആളുകളുടെ വ്യത്യസ്ത പ്രവൃത്തികൾ നീ വേർതിരിച്ച് അറിയണം. നീയൊരു വിഡ്ഢിയായ അനുയായി ആവരുത്. ഇത് ആളുകളുടെ പ്രവേശനത്തെ ബാധിക്കുന്ന കാര്യമാണ്. ആരുടെ നേതൃത്വത്തിനാണ് ഒരു വഴി ഉള്ളതെന്നും ആരുടേതിനാണ് അതില്ലാത്തതെന്നും നിനക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ നീ അനായാസം വഞ്ചിക്കപ്പെടും. ഇവയെല്ലാം നിന്റെ സ്വന്തം ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. അപൂർണരായ ആളുകളുടെ പ്രവൃത്തിയിൽ വളരെയധികം സ്വാഭാവികതയുണ്ട്; മനുഷ്യന്റെ വളരെ അധികമായ ഇച്ഛാശക്തിയുമായി അത് കൂടിക്കലർന്നിരിക്കുന്നു. അവരുടെ ഉണ്മ സ്വാഭാവികതയാണ്—അവർക്ക് ജന്മനാ ഉള്ളത്. അത് സംശോധന ചെയ്യപ്പെട്ട ജീവിതമോ അല്ലെങ്കിൽ രൂപാന്തരപ്പെട്ട യാഥാർഥ്യമോ അല്ല. അത്തരമൊരു വ്യക്തിക്ക് ജീവനെ പിന്തുടരുന്നവരെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? മനുഷ്യന്റെ മൗലികമായുള്ള ജീവൻ യഥാർഥത്തിൽ അവന്റെ സ്വതസിദ്ധമായ ബുദ്ധിയോ കഴിവോ ആണ്. ഇത്തരത്തിലുള്ള ബുദ്ധിയും കഴിവുമൊക്കെ മനുഷ്യനിൽ നിന്ന് ദൈവം കൃത്യമായി ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്ന് വളരെ അകലെയാണ്. ഒരു മനുഷ്യൻ തികഞ്ഞവനാക്കപ്പെടുകയും അയാളുടെ ദുഷിച്ച സ്വഭാവം വെട്ടിമാറ്റി സംശോധന ചെയ്യപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ, അയാൾ പ്രകടമാക്കുന്നതും സത്യവും തമ്മിൽ വലിയ വിടവ് ഉണ്ടാകും; അയാളുടെ ഭാവന, ഏകപക്ഷീയമായ അനുഭവം തുടങ്ങിയ അവ്യക്തമായ കാര്യങ്ങളുമായി കൂടിച്ചേർന്ന ഒന്നായിരിക്കും അയാൾ പ്രകടമാക്കുന്നത്. മാത്രമല്ല, അയാൾ എങ്ങനെ പ്രവർത്തിച്ചാലും, പൊതുവായ ഒരു ലക്ഷ്യവും എല്ലാ ആളുകളുടെയും പ്രവേശനത്തിന് അനുയോജ്യമായ സത്യവും ഇല്ലെന്ന് ആളുകൾക്ക് തോന്നും. ആളുകൾ തനിക്ക് ഉന്നം വെക്കാൻ പാകത്തിനിരിക്കുന്ന ഇരകളാണ് എന്ന മട്ടിൽ അയാൾ ആളുകളിൽ നിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും, ആവശ്യപ്പെടുന്നവയിൽ മിക്കതും അവരുടെ കഴിവിനപ്പുറമുള്ളവയിരിക്കും താനും. ഇത്, മനുഷ്യന്റെ ഇച്ഛയുടെ പ്രവൃത്തിയാണ്. മനുഷ്യന്റെ ദുഷിച്ച സ്വഭാവം, ചിന്തകൾ, ധാരണകൾ എന്നിവ അവന്റെ ശരീരത്തിൽ ആസകലം വ്യാപിച്ചു കിടക്കുന്നു. മനുഷ്യൻ പിറക്കുന്നത് സത്യം പരിശീലിപ്പിക്കാനുള്ള ജന്മവാസനയുമായല്ല, സത്യം നേരിട്ട് മനസ്സിലാക്കാനുള്ള ജന്മവാസനയും മനുഷ്യനില്ല. മനുഷ്യന്റെ ദുഷിച്ച സ്വഭാവവും കൂടി ഇതോടു ചേർത്തു നോക്കൂ—ഇത്തരത്തിലുള്ള സ്വാഭാവിക വ്യക്തി പ്രവർത്തിക്കുമ്പോൾ, അത് തടസ്സങ്ങൾക്ക് കാരണമാകില്ലേ? എന്നാൽ, തികഞ്ഞവനാക്കപ്പെട്ട ഒരു വ്യക്തിക്ക് ആളുകൾ മനസ്സിലാക്കേണ്ട സത്യത്തിന്റെ അനുഭവവും അവരുടെ ദുഷിച്ച സ്വഭാവത്തെക്കുറിച്ചുള്ള അറിവും ഉണ്ട്, അങ്ങനെ അയാളുടെ പ്രവൃത്തിയിൽ അവ്യക്തമായതും യാഥാർഥ്യമല്ലാത്തതുമായ കാര്യങ്ങൾ ക്രമേണ കുറയുകയും മാനുഷിക കലർപ്പുകൾ വിരളമാവുകയും അയാളുടെ പ്രവൃത്തിയും ശുശ്രൂഷയും ദൈവം ആവശ്യപ്പെടുന്ന നിലവാരത്തിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നു. അങ്ങനെ അയാളുടെ പ്രവൃത്തി സത്യത്തിന്റെ യാഥാർഥ്യത്തിലേക്ക് പ്രവേശിക്കുകയും അത് യാഥാർഥ്യബോധമുള്ളത് ആവുകയും ചെയ്യുന്നു. മനുഷ്യന്റെ മനസ്സിലെ ചിന്തകൾ പ്രത്യേകിച്ചും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടയുന്നു. മനുഷ്യന് സമ്പന്നമായ ഭാവനയും വേണ്ടത്ര യുക്തിയും ഉണ്ട്, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവന് ഏറെക്കാലത്തെ പരിചയവുമുണ്ട്. മനുഷ്യന്റെ ഈ വശങ്ങൾ ചെത്തിയൊരുക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ, അവയെല്ലാം തന്നെ പ്രവൃത്തിക്കുള്ള തടസ്സങ്ങളാണ്. അതുകൊണ്ട് മനുഷ്യന്റെ പ്രവൃത്തിക്ക് പരമമായ തോതിലുള്ള കൃത്യത കൈവരിക്കാനാവില്ല, വിശേഷിച്ചും തികഞ്ഞവരാക്കപ്പെട്ടിട്ടില്ലാത്തവരുടെ പ്രവൃത്തിക്ക്. മനുഷ്യന്റെ പ്രവൃത്തിക്ക് ഒരു നിശ്ചിത വ്യാപ്തിയും പരിമിതിയുമുണ്ട്. ഒരു ഘട്ടത്തിലെ പ്രവൃത്തി മാത്രമേ ഒരു വ്യക്തിക്ക് ചെയ്യാനാവൂ, ഒരു യുഗത്തിന്റ ആകെ പ്രവൃത്തി ചെയ്യാനാവില്ല—അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ, അയാൾ ആളുകൾക്കു ചുറ്റും ചട്ടങ്ങൾ കുന്നു കൂട്ടുകയാവും ഫലം. മനുഷ്യന്റെ പ്രവൃത്തി ഒരു പ്രത്യേക സമയത്തിനോ ഘട്ടത്തിനോ മാത്രമേ ബാധകമാവൂ. ഇതിന്റെ കാരണം മനുഷ്യാനുഭവത്തിന്റെ വ്യാപ്തിക്ക് അതിന്റേതായ പരിധിയുണ്ടെന്നതാണ്. ഒരാൾക്ക് മനുഷ്യന്റെ പ്രവൃത്തിയെ ദൈവത്തിന്റെ പ്രവൃത്തിയുമായി താരതമ്യം ചെയ്യാനാവില്ല. മനുഷ്യന്റെ പ്രയോഗരീതിയും സത്യത്തെക്കുറിച്ചുള്ള അറിവും പ്രയോഗക്ഷമമായിരിക്കുന്നത് ഒരു പ്രത്യേക പരിധിക്കുള്ളിലാണ്. മനുഷ്യൻ താണ്ടുന്ന പാത പൂർണമായും പരിശുദ്ധാത്മാവിന്റെ ഹിതമാണെന്ന് നിങ്ങൾക്ക് പറയാനാവില്ല, കാരണം മനഷ്യനെ പരിശുദ്ധാത്മാവിനാൽ പ്രബുദ്ധനാക്കാനേ കഴിയൂ, പൂർണമായി പരിശുദ്ധാത്മാവിനാൽ നിറയ്ക്കാനാവില്ല. മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം സാധാരണ മാനുഷികതയുടെ പരിധിയിലുള്ളവയാണ്, സാധാരണ മനുഷ്യമനസ്സിലെ ചിന്തകളുടെ പരിധി കടക്കാൻ അവയ്ക്കാവില്ല. സത്യത്തിന്റെ യാഥാർഥ്യം ജീവിതത്തിൽ പകർത്തുന്ന എല്ലാവരുടെയും അനുഭവങ്ങൾ ഈ പരിധിയിൽ ഉള്ളവയാണ്, അവർ സത്യം അനുഭവിക്കുമ്പോൾ, അത് എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമായ ഒരു സാധാരണ മനുഷ്യജീവിതത്തിന്റെ അനുഭവമാണ്; സാധാരണ മനുഷ്യജീവിതത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അനുഭവരീതിയല്ല അത്. തങ്ങളുടെ മനുഷ്യജീവിതത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട്, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധരായി, അവർ സത്യം അനുഭവിക്കുന്നു. മാത്രമല്ല, ഈ സത്യം ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നതാണ്, അതിന്റെ ആഴം വ്യക്തിയുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ സഞ്ചരിക്കുന്ന പാതയെപ്പറ്റി, സത്യം പിന്തുടരുന്ന ഒരുവന്റെ സാധാരണ മനുഷ്യജീവിതം, എന്ന് മാത്രമേ ഒരാൾക്ക് പറയാൻ കഴിയൂ, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധനായ ഒരു സാധാരണ വ്യക്തി സഞ്ചരിക്കുന്ന പാത എന്ന് വേണമെങ്കിൽ പറയാം. അവരുടെ പാത, പരിശുദ്ധാത്മാവ് സഞ്ചരിക്കുന്ന പാതയാണെന്ന് ഒരാൾക്ക് പറയാൻ കഴിയില്ല. സാധാരണ മനുഷ്യാനുഭവത്തിന്റെ കാര്യത്തിൽ, അന്വേഷകർ എല്ലാവരും ഒരുപോലെയല്ലാത്തതിനാൽ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും ഒരുപോലെയല്ല. കൂടാതെ, ആളുകൾ അനുഭവിക്കുന്ന ചുറ്റുപാടുകളും അവരുടെ അനുഭവത്തിന്റെ വ്യാപ്തികളും ഒരുപോലെയല്ലാത്തതിനാലും അവരുടെ മനസ്സിന്റെയും ചിന്തകളുടെയും വ്യത്യസ്ത സംയോജനവും കാരണം അവരുടെ അനുഭവം വ്യത്യസ്ത അളവിൽ സമ്മിശ്രമായിരിക്കുന്നതാണ്. ഓരോ വ്യക്തിയും തങ്ങളുടെ വ്യത്യസ്തമായ വൈയക്തിക സ്ഥിതിക്ക് അനുസരിച്ചാണ് സത്യം മനസ്സിലാക്കുന്നത്. സത്യത്തിന്റെ ശരിയായ അർഥത്തെക്കുറിച്ചുള്ള അവരുടെ മനസ്സിലാക്കൽ ഒരിക്കലും പൂർണമായതല്ല, അതിന്റെ ഒന്നോ അതിലധികമോ വശങ്ങൾ മാത്രമാണ് അവർ ഉൾക്കൊള്ളുന്നത്. മനുഷ്യൻ അനുഭവിക്കുന്ന സത്യത്തിന്റെ വ്യാപ്തി ഓരോ വ്യക്തിക്കും അവരവരുടെ അവസ്ഥകൾക്ക് അനുസൃതമായി വ്യത്യസ്തമാണ്. ഇതുപോലെതന്നെ, ഒരേ സത്യത്തെക്കുറിച്ചുള്ള അറിവ് വ്യത്യസ്ത ആളുകൾ ആവിഷ്കരിക്കുന്നതും ഒരുപോലെ ആയിരിക്കില്ല. അതായത്, മനുഷ്യന്റെ അനുഭവത്തിന് എല്ലായ്പ്പോഴും പരിമിതികളുണ്ട്, മനുഷ്യൻ ആവിഷ്കരിക്കുന്ന കാര്യങ്ങൾ ദൈവഹിതവുമായി വളരെ സാമ്യമുള്ളതാണെങ്കിലും, മനുഷ്യന്റെ അനുഭവം പരിശുദ്ധാത്മാവിന്റ പൂർണമാക്കൽ വേലയുമായി വളരെ അടുത്തതാണെങ്കിലും. പരിശുദ്ധാത്മാവിന്റെ ഹിതത്തെ പൂർണമായി പ്രതിനിധീകരിക്കാൻ അതിനാവില്ല, മനുഷ്യന്റെ പ്രവൃത്തിയെ ദൈവത്തിന്റെ പ്രവൃത്തിയായി കണക്കാക്കാനും കഴിയില്ല. ദൈവം വിശ്വസിച്ചേൽപ്പിക്കുന്ന ജോലി ചെയ്തുകൊണ്ട് ദൈവത്തിന്റെ ദാസനായിരിക്കുവാനേ മനുഷ്യന് കഴിയുകയുള്ളൂ. പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമാക്കപ്പെട്ട അറിവും തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്ന് ആർജിച്ച സത്യങ്ങളും മാത്രമേ മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയൂ. മനുഷ്യൻ അയോഗ്യനാണ്. പരിശുദ്ധാത്മാവിന്റെ ചാലകമാവാൻ അവൻ പാകപ്പെട്ടിട്ടില്ല. തന്റെ പ്രവൃത്തി ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയാൻ അവന് അവകാശമില്ല. മനുഷ്യന്, മനുഷ്യന്റെ പ്രവർത്തന തത്വങ്ങളുണ്ട്, എല്ലാ മനുഷ്യർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ട്, എല്ലാവർക്കും വ്യത്യസ്തങ്ങളായ അവസ്ഥകളുമുണ്ട്. മനുഷ്യന്റെ പ്രവൃത്തിയിൽ, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമാക്കപ്പെട്ട അവന്റെ എല്ലാ അനുഭവങ്ങളും ഉൾപ്പെടുന്നു. ഈ അനുഭവങ്ങൾക്ക് മനുഷ്യന്റെ ഉണ്മയെ മാത്രമേ പ്രതിനിധീകരിക്കാനാവൂ, ദൈവത്തിന്റെ ഉണ്മയെയോ പരിശുദ്ധാത്മാവിന്റെ ഇച്ഛയെയോ അത് പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട്, മനുഷ്യൻ നടക്കുന്ന പാത പരിശുദ്ധാത്മാവ് നടന്ന പാതയാണെന്ന് പറയാനാവില്ല, കാരണം മനുഷ്യന്റെ പ്രവൃത്തിക്ക് ദൈവത്തിന്റെ പ്രവൃത്തിയെ പ്രതിനിധീകരിക്കാൻ കഴിയില്ല, മനുഷ്യന്റെ പ്രവൃത്തിയും മനുഷ്യന്റെ അനുഭവവും പരിശുദ്ധാത്മാവിന്റെ പൂർണമായ ഹിതമല്ല. മനുഷ്യന്റെ പ്രവൃത്തി, നിയമങ്ങളിലേക്ക് വഴുതി വീഴാൻ സാധ്യതയുണ്ട്, മാത്രമല്ല അവന്റെ പ്രവൃത്തിയുടെ രീതി ഒരു പരിമിത പരിധിക്കുള്ളിൽ നന്നായി ഒതുങ്ങുന്നതുമാണ്, ആളുകളെ ഒരു സ്വതന്ത്ര പാതയിലേക്ക് നയിക്കാൻ അതിനു കഴിയില്ല. മിക്ക അനുഗാമികളും പരിമിതമായ പരിധിക്കുള്ളിലാണ് ജീവിക്കുന്നത്, അവരുടെ അനുഭവ രീതിയുടെ പരിധിയും ചുരുങ്ങിയതാണ്. മനുഷ്യന്റെ അനുഭവം എല്ലായ്പ്പോഴും പരിമിതമാണ്; അവന്റെ പ്രവൃത്തിയുടെ രീതിയും ഏതാനും തരങ്ങളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു, അതിനെ പരിശുദ്ധാത്മാവിന്റെ വേലയുമായോ ദൈവത്തിന്റെ തന്നെ വേലയുമായോ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം, മനുഷ്യന്റെ അനുഭവം പരിമിതമാണ്. പക്ഷേ, ദൈവം ചെയ്യുന്ന വേല നിയമബദ്ധമല്ല; എങ്ങനെ നിർവഹിക്കപ്പെട്ടാലും, അത് ഒരൊറ്റ രീതിയിലേക്ക് പരിമിതപ്പെട്ടതല്ല—അവിടുത്തെ പ്രവൃത്തികളെല്ലാം മോചിതവും സ്വതന്ത്രവുമാണ്. മനുഷ്യൻ ദൈവത്തെ അനുഗമിക്കുന്നതിനായി എത്ര സമയം ചെലവഴിച്ചാലും ദൈവത്തിന്റെ പ്രവർത്തന രീതികളെ ഭരിക്കുന്ന നിയമങ്ങളൊന്നും ഗ്രഹിക്കാൻ അവനാവില്ല. അവിടുത്ത പ്രവൃത്തി അതിന്റെ തത്ത്വത്തിൽ അധിഷ്ഠിതമാണെങ്കിലും, അത് എല്ലായ്പ്പോഴും പുതിയ രീതികളിലൂടെയും പുതിയ സംഭവവികാസങ്ങളോടെയുമാണ് നിർവഹിക്കപ്പെടുക, അത് മനുഷ്യന് അപ്രാപ്യമാണ്. ഒരൊറ്റ കാലയളവിൽ ദൈവത്തിന് പലതരം പ്രവൃത്തികളും, ആളുകളെ നയിക്കുന്നതിന് അനുവർത്തിക്കുന്ന പല വ്യത്യസ്ത രീതികളും ഉണ്ടാവും, അതിലൂടെ ആളുകൾക്ക് എല്ലായ്പ്പോഴും നൂതനമായ പ്രവേശനവും മാറ്റങ്ങളും സാദ്ധ്യമാവുന്നു. നിനക്ക് ദൈവത്തിന്റെ പ്രവൃത്തിയുടെ നിയമങ്ങളെ വിവേചിക്കാനാവില്ല, കാരണം അവിടുന്ന് എല്ലായ്പ്പോഴും നൂതനമായ രീതികളിലാണ് പ്രവർത്തിക്കുന്നത്, അങ്ങനെ മാത്രമേ ദൈവത്തെ പിൻപറ്റുന്നവർക്ക് ചട്ടങ്ങളാൽ ബന്ധിതരല്ലാതിരിക്കാൻ കഴിയൂ. ദൈവത്തിന്റെ സ്വന്തമായ വേല എല്ലായ്പ്പോഴും ആളുകളുടെ ധാരണകളെ ഒഴിവാക്കുകയും അവയെ എതിരിടുകയും ചെയ്യുന്നു. സത്യ ഹൃദയത്തോടെ അവനെ അനുഗമിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്ക് മാത്രമേ അവരുടെ സഹജഭാവം രൂപാന്തരപ്പെടുത്താനും, ഏതെങ്കിലും നിയമങ്ങൾക്ക് വിധേയരാകുകയോ ഏതെങ്കിലും മത സങ്കല്പങ്ങളാൽ നിയന്ത്രിക്കപ്പെടുകയോ ചെയ്യാതെ സ്വതന്ത്രമായി ജീവിക്കാനും കഴിയുകയുള്ളൂ. മനുഷ്യന്റെ സ്വന്തം അനുഭവത്തെയും അവന് സ്വയം നേടാൻ കഴിയുന്നതിനെയും ആസ്പദമാക്കിയാണ് അവന്റെ പ്രവൃത്തി അവനെ അനുഗമിക്കുന്ന ആളുകളുടെ മേൽ ആവശ്യങ്ങൾ ഉന്നയിക്കുന്നത്. ഈ ആവശ്യകതകളുടെ നിലവാരം ഒരു നിശ്ചിത പരിധിക്കുള്ളിൽ പരിമിതപ്പെട്ടിരിക്കുന്നു, പ്രയോഗ രീതികളും വളരെ പരിമിതമാണ്. അനുഗമിക്കുന്നവർ തങ്ങളറിയാതെ ഈ പരിമിതമായ പരിധിക്കുള്ളിൽ ജീവിക്കുന്നു; കാലം കുറേ കഴിയുമ്പോൾ അവ നിയമങ്ങളും അനുഷ്ഠാനങ്ങളും ആയിത്തീരുന്നു. ഒരു കാലഘട്ടത്തിലെ പ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കുന്നത് ദൈവത്താൽ വ്യക്തിപരമായി തികഞ്ഞവനാക്കപ്പെടുകയും ന്യായവിധി സ്വീകരിച്ചിട്ടില്ലാത്തവനുമായ ഒരാളാണെങ്കിൽ, അയാളുടെ അനുയായികളെല്ലാം മതവാദികളും ദൈവത്തെ ചെറുക്കുന്നതിൽ വിദഗ്ധരും ആയിമാറും. അതിനാൽ, ഒരാൾ യോഗ്യതയുള്ള നേതാവാണെങ്കിൽ, ആ വ്യക്തി ന്യായവിധിക്ക് വിധേയനാവുകയും തികഞ്ഞവനാക്കപ്പെടാൻ സമ്മതിക്കയും ചെയ്ത ആളായിരിക്കണം. ന്യായവിധിക്ക് വിധേയരാകാത്തവർ, അവർക്ക് പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഉണ്ടെങ്കിലും, അവ്യക്തവും അയഥാർഥവുമായ കാര്യങ്ങൾ മാത്രമായിരിക്കും പ്രകടിപ്പിക്കുക. കാലക്രമേണ, അവർ ആളുകളെ അവ്യക്തവും അമാനുഷികവുമായ ചട്ടങ്ങളിലേക്ക് നയിക്കും. ദൈവം നിർവഹിക്കുന്ന വേല മനുഷ്യന്റെ ജഡവുമായി പൊരുത്തപ്പെടുന്നില്ല. അത് മനുഷ്യന്റെ ചിന്തകളുമായി പൊരുത്തപ്പെടുന്നില്ല, മറിച്ച്, അത് മനുഷ്യന്റെ ധാരണകളെ എതിരിടുന്നു; മതപരമായ ചായങ്ങളുടെ അവ്യക്തതയാൽ അത് കളങ്കപ്പെട്ടിട്ടില്ല. ദൈവത്തിന്റെ പ്രവൃത്തിയുടെ ഫലങ്ങൾ നേടാൻ തന്നാൽ തികഞ്ഞവനാക്കപ്പെടാത്ത ഒരാൾക്ക് കഴിയില്ല; അവ മനുഷ്യ ചിന്തകൾക്ക് അപ്രാപ്യമാണ്. മനുഷ്യമനസ്സിൽ വേല എന്നത് വളരെ അനായാസം സാധിക്കാവുന്ന ഒന്നാണ്. ഉദാഹരണത്തിന്, മതലോകത്തിൽ പാസ്റ്റർമാരും നേതാക്കളും തങ്ങളുടെ വേല ചെയ്യുന്നതിനായി സമ്മാനങ്ങളെയും പദവികളെയും ആശ്രയിക്കുന്നു. ദീർഘകാലം അവരെ അനുഗമിക്കുന്നവർ അവരുടെ സമ്മാനങ്ങളാൽ ബാധിതരാവുകയും അവരുടെ ചില സ്വഭാവഗുണങ്ങളാൽ സ്വാധീനിക്കപ്പെടുകയും ചെയ്യും. അവർ ആളുകളുടെ കഴിവുകളിലും അറിവിലും സമ്മാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പ്രകൃത്യാതീതമായ കാര്യങ്ങളെയും യാഥാർഥ്യബോധമില്ലാത്ത പ്രൗഢമായ തത്ത്വോപദേശങ്ങളെയും ശ്രദ്ധിക്കുന്നു (തീർച്ചയായും ഈ പ്രൗഢമായ തത്ത്വോപദേശങ്ങൾ അപ്രാപ്യമാണ് ആളുകളുടെ സഹജഭാവത്തിന് മാറ്റമുണ്ടാക്കുന്നതിലല്ല അവർ ശ്രദ്ധയൂന്നുന്നത്, മറിച്ച്, പ്രസംഗിക്കാനും പ്രവർത്തിക്കാനും അവർക്ക് പരിശീലനം നൽകുന്നതിലാണ്, അതിലൂടെ അവരുടെ അറിവിനെയും അതോടൊപ്പം തങ്ങളുടെ സമൃദ്ധമായ മതോപദേശങ്ങളെയും പോഷിപ്പിക്കുന്നതിലും. ആളുകളുടെ സഹജഭാവം എത്രമാത്രം മാറിയിട്ടുണ്ടെന്നതോ, സത്യത്തെക്കുറിച്ച് എത്രമാത്രം അവർ മനസ്സിലാക്കുന്നുണ്ടെന്നതോ അവർ ശ്രദ്ധിക്കുന്നില്ല. ആളുകളുടെ ഉൾക്കാമ്പ് അവർക്ക് ഒരു പരിഗണനാ വിഷയമേയല്ല, ആളുകളുടെ സ്വാഭാവികവും അസ്വാഭാവികവുമായ അവസ്ഥകളെപ്പറ്റി അറിയാൻ അവർ തീരെ ശ്രമിക്കാറുമില്ല. അവർ ആളുകളുടെ ധാരണകളെ എതിർക്കുന്നില്ല, തങ്ങളുടെ ധാരണകൾ വെളിപ്പെടുത്തുന്നുമില്ല, ആളുകളുടെ കുറവുകളോ ദുഷിപ്പുകളോ പരിഹരിക്കുന്നതിനായി അവരെ ചെത്തി വെടിപ്പാക്കുന്നുമില്ല. അവരെ അനുഗമിക്കുന്നവരിൽ ഏറെയും സമ്മാനങ്ങൾ കൊണ്ട് അവരെ സേവിക്കുന്നവരാണ്, യാഥാർഥ്യവുമായി ബന്ധമില്ലാത്തതും ആളുകൾക്ക് ജീവൻ നൽകാൻ ഒട്ടും കഴിയാത്തതുമായ മതപരമായ ധാരണകളും ദൈവശാസ്ത്ര സിദ്ധാന്തങ്ങളുമാണ് അവർ പകരുന്നത്. വാസ്തവത്തിൽ ഇവരുടെ പ്രവർത്തനത്തിന്റെ കാതൽ താലന്തുകളെ പരിപോഷിപ്പിക്കുക എന്നതാണ്, ഒന്നുമില്ലാത്ത ഒരു വ്യക്തിയെ കഴിവുറ്റ ഒരു സെമിനാരി ബിരുദധാരിയാക്കുകയും തുടർന്ന് ശുശ്രൂഷയിൽ ഏർപ്പെടാനും നേതൃത്വം നൽകുന്നതിനും കഴിയത്തക്കവണ്ണം അയാളുടെ താലന്തുകളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത്. ദൈവത്തിന്റെ ആറായിരം വർഷത്തെ പ്രവർത്തനത്തിൽ ഏതെങ്കിലും നിയമങ്ങൾ ബാധകമായിരിക്കുന്നതായി നിനക്ക് തിരിച്ചറിയാൻ കഴിയുമോ? മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളിൽ ധാരാളം ചട്ടങ്ങളും നിയന്ത്രണങ്ങളും ബാധകമായിരിക്കുന്നു. മനുഷ്യ മസ്തിഷ്കം തത്ത്വങ്ങളിൽ അമിത വിശ്വാസം പുലർത്തുന്നതുമാണ്. അതുകൊണ്ട് മനുഷ്യൻ പ്രകടമാക്കുന്നത് തന്റെ അനുഭവത്തിന്റെ പരിധിയിലുള്ള അറിവും തിരിച്ചറിവുകളുമാണ്. ഇതല്ലാതെ മറ്റൊന്നും പ്രകടമാക്കാൻ മനുഷ്യന് കഴിയില്ല. മനുഷ്യന്റെ അനുഭവങ്ങളും അറിവും അവന്റെ ജന്മസിദ്ധമായ കഴിവുകളിൽ നിന്നോ അവന്റെ സഹജാവബോധത്തിൽ നിന്നോ ഉണ്ടാകുന്നതല്ല; ദൈവത്തിന്റെ മാർഗനിർദേശവും നേരിട്ടുള്ള അജപാലനവും മൂലമാണ് അവ ആവിർഭവിക്കുന്നത്. ഈ അജപാലനം സ്വീകരിക്കുന്നതിനുള്ള ശേഷി മാത്രമേ മനുഷ്യനുള്ളൂ, ദൈവികത എന്തെന്ന് നേരിട്ട് പ്രകടിപ്പിക്കുന്നതിനുള്ള ശേഷികളൊന്നുമില്ല. മനുഷ്യന് ഉറവിടമാകാൻ കഴിയില്ല; ഉറവിടത്തിൽ നിന്ന് ജലം സ്വീകരിക്കുന്ന ഒരു പാത്രമാവാനേ കഴിയൂ. ഇത് മനുഷ്യന്റെ ജന്മവാസനയാണ്, ഒരു മനുഷ്യജീവി എന്ന നിലയിൽ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ശേഷി. ഒരു മനുഷ്യന് ദൈവവചനം സ്വീകരിക്കുന്നതിനുള്ള കഴിവു നഷ്ടപ്പെട്ട്, അയാളുടെ മാനുഷിക സഹജാവബോധം നഷ്ടപ്പെടുകയാണെങ്കിൽ, അതോടൊപ്പം ഏറ്റവും വിലപ്പെട്ടതെന്തോ അതും കൂടി അയാൾക്ക് നഷ്ടപ്പെടും, അതായത്, സൃഷ്ടിക്കപ്പെട്ട മനുഷ്യജീവി എന്ന നിലയിലുള്ള കടമ അയാൾക്ക് നഷ്ടപ്പെടും. ഒരു വ്യക്തിക്ക് ദൈവവചനത്തെക്കുറിച്ചോ അവിടുത്തെ പ്രവൃത്തിയെക്കുറിച്ചോ അറിവും അനുഭവവും ഇല്ലെങ്കിൽ, ആ വ്യക്തിക്ക് തന്റെ കടമ നഷ്ടപ്പെടുന്നു, സൃഷ്ടിയെന്ന നിലയിൽ അയാൾ നിർവഹിക്കേണ്ട കടമ, അതോടൊപ്പം സൃഷ്ടിയെന്ന നിലയിലുളള അന്തസ്സും അയാൾക്ക് നഷ്ടപ്പെടുന്നു. ദൈവികത പ്രകടമാക്കുന്നത് ദൈവത്തിന്റെ സഹജവാസനയാണ്, അത് ജഡത്തിലൂടെയോ, നേരിട്ട് ആത്മാവിലൂടെയോ ആകാം; ഇതാണ് ദൈവത്തിന്റെ ശുശ്രൂഷ. ദൈവത്തിന്റെ പ്രവർത്തിയുടെ വേളയിലോ അതിനുശേഷമോ മനുഷ്യൻ തന്റെ സ്വന്തം അനുഭവമോ അറിവോ പ്രകടമാക്കുന്നു (അതായത്, താൻ എന്താണെന്നത് പ്രകടമാക്കുന്നു അതാണ് മനുഷ്യന്റെ സഹജവാസനയും മനുഷ്യന്റെ കടമയും, അതാണ് മനുഷ്യൻ നേടേണ്ടത്. മനുഷ്യൻ പ്രകടമാക്കുന്നതിന്റെ നിലവാരം ദൈവം പ്രകടിപ്പിക്കുന്നതിനേക്കാൾ ബഹുദൂരം പിന്നിലാണെങ്കിൽ പോലും, മനുഷ്യന്റെ ആവിഷ്കാരം പല നിയമങ്ങുടെയും ചട്ടക്കൂടിൽ ബന്ധിതമാണെങ്കിലും, മനുഷ്യൻ താൻ നിറവേറ്റേണ്ട കടമ നിറവേറ്റേണ്ടതും അവൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുമാണ്. മനുഷ്യൻ തന്റെ കടമ നിറവേറ്റുന്നതിന് മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യണം, അക്കാര്യത്തിൽ അവൻ അല്പംപോലും വൈമനസ്യം കാട്ടാൻ പാടില്ല. വർഷങ്ങളോളം പ്രവർത്തിച്ചതിനുശേഷം, മനുഷ്യൻ തന്റെ നിരവധി വർഷത്തെ പ്രവൃത്തികളുടെ അനുഭവവും അവയിലൂടെ താൻ സമാഹരിച്ച ജ്ഞാനവും ചട്ടങ്ങളും സംഗ്രഹിക്കും. ദീർഘകാലം പ്രവർത്തിച്ച ഒരാൾക്ക് പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ചലനം എങ്ങനെ മനസ്സിലാക്കാമെന്ന് അറിയാം; എപ്പോൾ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നുണ്ടെന്നും എപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും തിരിച്ചറിയാൻ അയാൾക്കു കഴിയും; ഒരു ഭാരം വഹിക്കുമ്പോൾ കൂട്ടായ്മ ആചരിക്കേണ്ടത് എങ്ങനെയെന്ന് അയാൾക്കറിയാം; പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ചും ആളുകൾ ജീവനിൽ വളരുന്നതിന്റെ സ്വാഭാവിക അവസ്ഥയെക്കുറിച്ചും അയാൾക്കറിയാം. വർഷങ്ങളായി പ്രവർത്തിക്കുകയും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അറിയുകയും ചെയ്യുന്ന ഒരു വ്യക്തി അങ്ങനെയുള്ളയാളാണ്. ഏറെക്കാലം പ്രവർത്തിച്ച ഒരാൾ ഉറപ്പോടെ, ധൃതിപ്പെടാതെയാണ് സംസാരിക്കുക; ഒന്നും സംസാരിക്കാനില്ലാത്തപ്പോഴാവട്ടെ, അവർ നിറഞ്ഞ സംയമനം പുലർത്തുകയും ചെയ്യുന്നു. അതേസമയം തങ്ങളുടെ ഉള്ളിൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തേടിക്കൊണ്ട് പ്രാർഥനയിൽ തുടരാനും അവർക്ക് കഴിയും. പ്രവർത്തിച്ച് അനുഭവ പരിചയം ഉള്ളവരാണവർ. വളരെക്കാലം പ്രവർത്തിച്ച് ധാരാളം അനുഭവസമ്പത്ത് നേടുകയും ഒട്ടേറെ പാഠങ്ങൾ പഠിക്കുകയും ചെയ്തിട്ടുള്ള ഒരാളിന്റെ ഉള്ളിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പലതും കാണും; ദീർഘകാല പ്രവർത്തനത്തിന്റെ ഒരു ദൂഷ്യമാണിത്. പുതുതായി പ്രവർത്തിക്കാൻ ആരംഭിച്ച ഒരു വ്യക്തി മനുഷ്യ പാഠങ്ങളുടെയോ അനുഭവങ്ങളുടെയോ മായം കലരാത്ത ആളായിരിക്കും, വിശേഷിച്ചും പരിശുദ്ധാത്മാവ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അയാൾക്ക് ഒരു ധാരണയുമുണ്ടാകില്ല. എന്നിരുന്നാലും പ്രവർത്തനഗതിയിൽ അയാൾ ക്രമേണ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പഠിക്കുകയും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്നും, മറ്റുള്ളവരോട് കൃത്യവേളകളിൽ മർമസ്പർശിയായി ഇടപെടേണ്ടത് എങ്ങനെയെന്നും ബോധവാനാവുകയും, ശുശ്രൂഷയിൽ ഏർപ്പെടുന്നവർ ആർജിക്കേണ്ട അത്തരം പൊതുവായ അറിവുകൾ കൈവരിക്കുകയും ചെയ്യും. കാലക്രമേണ അയാൾക്ക് ഇത്തരം ജ്ഞാനവും പ്രവർത്തിക്കാൻ ആവശ്യമായ അറിവും കൈവെള്ളയിൽ എന്നപോലെ പരിചിതമാവുകയും പ്രവർത്തനത്തിൽ അനായാസേന ഉപയോഗിക്കാൻ കഴിയുകയും ചെയ്യും. എന്നിരുന്നാലും, പരിശുദ്ധാത്മാവ് താൻ പ്രവർത്തിക്കുന്ന രീതി മാറ്റുമ്പോഴും, അയാൾ പ്രവൃത്തിയെ സംബന്ധിച്ച പഴയ അറിവുകൾ തന്നെ വച്ചു പുലർത്തുകയും പഴയ ചട്ടങ്ങൾ മുറുകെ പിടിക്കുകയുമായിരിക്കും, മാത്രമല്ല പ്രവൃത്തിയുടെ പുതിയ ചലനാത്മകതയെക്കുറിച്ച് വളരെക്കുറച്ചേ അയാൾക്ക് അറിയാനും കഴിയൂ. വർഷങ്ങൾ നീണ്ട പ്രവർത്തനവും പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും മാർഗനിർദേശവും കൊണ്ടുള്ള നിറവും അയാൾക്ക് പ്രവൃത്തിയെക്കുറിച്ച് വീണ്ടും വീണ്ടും കൂടുതൽ പാഠങ്ങളും കൂടുതൽ അനുഭവങ്ങളും നൽകിക്കൊണ്ടിരിക്കും. അവ അഹങ്കാരമല്ലാത്ത ഒരു ആത്മവിശ്വാസം അയാളിൽ നിറയ്ക്കും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സ്വന്തം വേലയിലും പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് ലഭിച്ച പൊതുവായ അറിവിലും സംതൃപ്തനായിരിക്കും. പ്രത്യേകിച്ചും, മറ്റുള്ളവർക്ക് ഇല്ലാത്ത കാര്യങ്ങൾ തനിക്കു ലഭിക്കുന്നതോ സ്വയം നേടിയെടുക്കുന്നതോ അയാൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും; അയാളുടെ ഉള്ളിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ഒരിക്കലും അണയ്ക്കപ്പെടില്ലെന്ന് തോന്നും, അതേസമയം, മറ്റുള്ളവർ ഈ പ്രത്യേക പരിഗണനയ്ക്ക് യോഗ്യത നേടുന്നുമില്ല. ഇത്തരത്തിൽ വർഷങ്ങളോളം പ്രവർത്തിച്ചവരും ഏറെ മൂല്യവത്തായ ഉപയോഗമുള്ളവരുമായ ആളുകൾ മാത്രമേ ഈ പദവിക്ക് യോഗ്യത നേടുന്നുള്ളൂ. പരിശുദ്ധാത്മാവിന്റെ പുതിയ പ്രവൃത്തി സ്വീകരിക്കുന്നതിന് ഇവ വലിയ തടസ്സമായിത്തീരുന്നു. പുതിയ പ്രവൃത്തി സ്വീകരിക്കാൻ അയാൾക്ക് കഴിയുമെങ്കിലും, ഒറ്റരാത്രികൊണ്ട് അത് ചെയ്യാൻ അയാൾക്കു കഴിയില്ല. അത് സ്വീകരിക്കുന്നതിനു മുമ്പായി അയാൾക്ക് നിരവധി സങ്കീർണതകകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഉറപ്പാണ്. അയാളുടെ പഴയ ധാരണകൾ തിരുത്തപ്പെടുകയും പഴയ സ്വഭാവം വിധിയ്ക്കപ്പെടുകയും ചെയ്തതിനുശേഷം ക്രമേണയേ ഈ അവസ്ഥ മാറ്റാൻ കഴിയൂ. ഈ നടപടികളിലൂടെ കടന്നുപോകാതെ, പഴയതു വിട്ടു കളഞ്ഞ്, ആ പഴയ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത പുതിയ ശിക്ഷണങ്ങളും പ്രവർത്തനങ്ങളും എളുപ്പത്തിൽ സ്വീകരിക്കാൻ അയാൾക്ക് കഴിയില്ല. മനുഷ്യനിൽ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണിത്, ഇതു മാറ്റുന്നത് എളുപ്പമല്ല. ഒരു ശുശ്രൂഷകൻ എന്ന നിലയിൽ, പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് ബോദ്ധ്യം നേടാനും അതിന്റെ ചലനാത്മകതയെ സംഗ്രഹിക്കാനും ഉടനടി അയാൾക്ക് കഴിയുന്നുണ്ടെങ്കിൽ, തന്റെ മുൻ പ്രവർത്തനങ്ങളുടെ അനുഭവങ്ങളാൽ നിയന്ത്രിക്കപ്പെടാതിരിക്കാനും പഴയ പ്രവൃത്തിയുടെ വെളിച്ചത്തിൽ പുതിയ പ്രവൃത്തികൾ സ്വീകരിക്കാനും അയാൾക്ക് കഴിയുന്നുവെങ്കിൽ, അങ്ങനെയെങ്കിൽ, അയാൾ ഒരു ജ്ഞാനിയും യോഗ്യനായ ശുശ്രൂഷകനുമാണ്. ആളുകൾ മിക്കപ്പോഴും ഇങ്ങനെയാണ്: തങ്ങളുടെ പ്രവർത്തനാനുഭവം സംഗ്രഹിക്കാനാവാതെ അവർ വർഷങ്ങളോളം പ്രവർത്തിക്കും, അല്ലെങ്കിൽ, പ്രവൃത്തിയെക്കുറിച്ചുള്ള അവരുടെ അനുഭവവും ജ്ഞാനവും സംഗ്രഹിച്ചതിന് ശേഷം, പുതിയ പ്രവൃത്തി സ്വീകരിക്കുന്നതിന് തടസ്സമുണ്ടാവുന്നു, ഒപ്പം, പഴയതും പുതിയതുമായ പ്രവൃത്തികളെ വേണ്ടതുപോലെ മനസിലാക്കാനോ ശരിയായി കൈകാര്യം ചെയ്യാനോ കഴിയുന്നില്ല. ആളുകളെ കൈകാര്യം ചെയ്യുക ശരിക്കും ബുദ്ധിമുട്ടാണ്! നിങ്ങളിൽ മിക്കവരും ഇതുപോലെയാണ്. വർഷങ്ങളോളം പരിശുദ്ധാത്മാവിന്റെ വേല അനുഭവിച്ചവർക്ക് പുതിയ വേല അംഗീകരിക്കാൻ പ്രയാസമാണ്, മാത്രമല്ല തങ്ങൾക്ക് ഒഴിവാക്കാനാവാത്ത ധാരണകൾ അവരിൽ സദാ നിറഞ്ഞിരിക്കുന്നു, അതേസമയം, പുതുതായി വേല ചെയ്യാൻ ആരംഭിച്ച ഒരുവന് വേലയെക്കുറിച്ച് പൊതുവായ അറിവില്ല, കൊച്ചു കാര്യങ്ങൾ പോലും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. നിങ്ങൾ വല്ലാത്ത ആളുകളാണ്! അല്പം മുതിർന്നവർ വല്ലാത്ത തലക്കനവും ദുരഭിമാനവും കൊണ്ട് തങ്ങൾ എവിടെ നിന്ന് വന്നതാണെന്നു തന്നെ മറന്നുപോയിരിക്കുന്നു. അവർക്ക് എല്ലായ്പ്പോഴും ചെറുപ്പക്കാരോട് പുച്ഛമാണ്. എന്നാൽ, അവർക്ക് പുതിയ പ്രവൃത്തി സ്വീകരിക്കാനോ വർഷങ്ങൾകൊണ്ട് തങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ധാരണകൾ കുടഞ്ഞു കളയാനോ കഴിയുന്നില്ല. അറിവില്ലാത്ത ചെറുപ്പക്കാർക്ക് പരിശുദ്ധാത്മാവിന്റെ പുതിയ വേല സ്വീകരിക്കാൻ കുറെയൊക്കെ കഴിയുമെങ്കിലും, അവർ വളരെ ഉത്സാഹശാലികളാണെങ്കിൽ തന്നെയും പ്രശ്നങ്ങൾ വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ എപ്പോഴും കുഴപ്പത്തിലാവുന്നു. അവർക്ക്, ആവേശം ഉണ്ട്, പക്ഷേ, അറിവില്ല. പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് വളരെ കുറച്ച് അറിവേ അവർക്കുള്ളൂ. ജീവിതത്തിൽ അത് ഉപയോഗിക്കാൻ കഴിയുന്നുമില്ല; അത് പൂർണമായും ഉപയോഗശൂന്യമായ തത്ത്വോപദേശമാണ്. നിങ്ങളെ പോലെയുള്ള ആളുകൾ വളരെയേറെയുണ്ട് ഉപയോഗിക്കാൻ കൊള്ളാവുന്നവർ എത്ര പേരുണ്ട്? പരിശുദ്ധാത്മാവിന്റെ ബോധപ്രകാശവും തെളിച്ചവും അനുസരിക്കാനും ദൈവഹിതത്തോടു പൊരുത്തപ്പെടാനും കഴിയുന്നവർ എത്ര പേരുണ്ട്? നിങ്ങളിൽ ഇതുവരെ അനുഗാമികളായിട്ടുള്ളവർ വളരെ അനുസരണമുള്ളവരാണെന്ന് തോന്നുന്നു, പക്ഷേ, നിങ്ങൾ നിങ്ങളുടെ ധാരണകൾ വിട്ടുകളഞ്ഞിട്ടില്ല, നിങ്ങൾ ഇപ്പോഴും ബൈബിളിൽ പരതിക്കൊണ്ടിരിക്കുന്നു, അവ്യക്തകളിൽ വിശ്വസിക്കുന്നു, അല്ലെങ്കിൽ ധാരണകൾക്കിടയിൽ അലഞ്ഞുതിരിയുന്നു. ഇന്ന് ചെയ്യേണ്ടതായ പ്രവൃത്തിയെ ശ്രദ്ധാപൂർവം പരിശോധിക്കുകയും അതിലേക്ക് ആഴത്തിൽ പോവുകയും ചെയ്യുന്നവർ ഇല്ല. പഴയ ധാരണകളുമായാണ് നിങ്ങൾ കാലികമായ പുതുവഴി സ്വീകരിക്കുന്നത്. അത്തരമൊരു വിശ്വാസം കൊണ്ട് നിങ്ങൾക്ക് എന്ത് നേടാനാകും? വെളിപ്പെടുത്തിയിട്ടില്ലാത്ത നിരവധി ധാരണകൾ നിങ്ങളിൽ മറഞ്ഞിരിക്കുന്നുവെന്നും അവ എളുപ്പം വെളിപ്പെടാതെ അവയെ മറച്ചുവയ്ക്കാൻ നിങ്ങൾ കഠിനശ്രമം നടത്തുകയാണെന്നും പറയാൻ‌ കഴിയും. നിങ്ങൾ പുതിയ പ്രവൃത്തിയെ ആത്മാർഥമായി സ്വീകരിക്കുന്നില്ല, പഴയ ആശയങ്ങൾ ഉപേക്ഷിക്കാൻ നിങ്ങൾക്ക് പദ്ധതിയുമില്ല; നിങ്ങൾക്ക് ജീവിക്കാൻ ആവശ്യത്തിലേറെ തത്ത്വചിന്തകളുണ്ട്, അവ വളരെ ഘനമുള്ളവയുമാണ്. നിങ്ങൾ നിങ്ങളുടെ പഴയ ധാരണകൾ ഉപേക്ഷിക്കുന്നില്ല, പുതിയ വേലയെ വൈമനസ്യത്തോടെയാണ് സമീപിക്കുന്നതും. നിങ്ങളുടെ ഹൃദയങ്ങൾ വളരെ കുടിലമാണ്, പുതിയ വേലയുടെ നടപടികൾ നിങ്ങൾ ഹൃദയത്തിലേറ്റുന്നുമില്ല. നിങ്ങളെപ്പോലെ ഒന്നിനും കൊള്ളാത്തവർക്ക് സുവിശേഷം പ്രചരിപ്പിക്കാൻ കഴിയുമോ? അത് പ്രപഞ്ചം മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള വേല ഏറ്റെടുക്കാൻ നിങ്ങളെക്കൊണ്ട് കഴിയുമോ? നിങ്ങളുടെ ഈ രീതികൾ നിങ്ങളുടെ സഹജഭാവത്തെ പരിവർത്തിപ്പിക്കുന്നതിൽ നിന്നും ദൈവത്തെ അറിയുന്നതിൽ നിന്നും നിങ്ങളെ തടയുന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ, നിങ്ങൾ നിഷ്കാസിതരാവും. ദൈവത്തിന്റെ വേലയെ മനുഷ്യന്റെ വേലയിൽ നിന്ന് എങ്ങനെ വേർതിരിച്ചു കാണാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. മനുഷ്യന്റെ വേലയിൽ നിനക്കെന്താണ് കാണാനാവുക? മനുഷ്യാനുഭവത്തിന്റെ പല ഘടകങ്ങളും അവന്റെ വേലയിൽ ഉണ്ട്. താൻ എന്താണോ അതാണ് മനുഷ്യൻ പ്രകടമാക്കുന്നത്. ദൈവത്തിന്റെ സ്വന്തം വേലയും അവന്‍എന്താണെന്നത് പ്രകടമാക്കുന്നുണ്ട്, പക്ഷേ, അവന്‍റെ ഉണ്മ മനുഷ്യന്റേതിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യന്റെ ഉണ്മ പ്രതിനിധീകരിക്കുന്നത് മനുഷ്യാനുഭവവും ജീവിതവുമാണ് (മനുഷ്യൻ ജീവിതത്തിൽ അനുഭവിക്കുന്നതും അഭിമുഖീകരിക്കുന്നതും, അഥവാ അവന്റെ ജീവിത തത്ത്വശാസ്ത്രങ്ങൾ വിവിധ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ വിവിധ ഉണ്മകൾ പ്രകടിപ്പിക്കുന്നു. നിനക്ക് സാമൂഹികഅനുഭവം ഉണ്ടോ എന്നതും നീ എങ്ങനെയാണ് നിന്റെ കുടുംബത്തിൽ ജീവിക്കുന്നത് എന്നതും അതിനുള്ളിലെ നിന്റെ അനുഭവവും, നിന്റെ ആവിഷ്കാരങ്ങളിൽ കാണാനാവും; എന്നാൽ, ജഡം ധരിച്ച ദൈവത്തിന്റെ പ്രവൃത്തിയിൽ സാമൂഹിക അനുഭവങ്ങൾ ഉണ്ടോ എന്ന് നിനക്ക് കാണാനാവില്ല. മനുഷ്യന്റെ സാരാംശത്തെക്കുറിച്ച് അവിടുത്തേക്ക് നന്നായി അറിയാം; ഒപ്പം, എല്ലാത്തരം ആളുകളുമായും ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനരീതികളും വെളിപ്പെടുത്താൻ അവിടുത്തേക്ക് കഴിയും. മനുഷ്യരുടെ ദുഷിച്ച പ്രകൃതവും മറുതലിക്കുന്ന സ്വഭാവവും വെളിപ്പെടുത്താൻ അവിടുത്തേക്ക് കൂടുതൽ നന്നായി കഴിയും. അവിടുന്ന് ലൗകികരായ മനുഷ്യരുടെ ഇടയിൽ അല്ല വസിക്കുന്നത്; എന്നാൽ, മർത്ത്യരുടെ പ്രകൃതത്തെപ്പറ്റിയും ലൗകികരായ മനുഷ്യരുടെ സർവ ദുഷിപ്പുകളെപ്പറ്റിയും അവിടുത്തേക്ക് അറിയാം. ഇതാണ് അവിടുത്തെ ഉണ്മ. അവിടുന്ന് ലോകവുമായി ഇടപെടുന്നില്ലെങ്കിലും ലോകവുമായി ഇടപെടുന്നതിനുള്ള നിയമങ്ങൾ അവിടുത്തേക്ക് അറിയാം, കാരണം, അവിടുന്ന് മനുഷ്യപ്രകൃതം പൂർണമായി മനസ്സിലാക്കുന്നു. മനുഷ്യന്റെ കണ്ണുകൾക്ക് കാണാനാവാത്തതും മനുഷ്യന്റെ കാതുകൾക്ക് കേൾക്കാനാവാത്തതുമായ, ആത്മാവിന്റെ ഇന്നത്തെയും കഴിഞ്ഞ കാലങ്ങളിലെയും പ്രവർത്തനത്തെക്കുറിച്ച് അവിടുത്തേക്ക് അറിയാം. ജീവിത തത്ത്വശാസ്ത്രമല്ലാത്ത ജ്ഞാനവും, ആളുകൾക്ക് അഗോചരമായ അത്ഭുതങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതാണ് അവിടുത്തെ ഉണ്മ, ആളുകൾക്കായി തുറന്നിരിക്കുന്നതും ആളുകളിൽനിന്ന് മറഞ്ഞിരിക്കുന്നതും. ഒരു അസാധാരണ വ്യക്തിയുടെ ഉണ്മയല്ല അവിടുന്ന് പ്രകടിപ്പിക്കുന്നത്, മറിച്ച് ആത്മാവിന്റെ സഹജഗുണങ്ങളും ഉണ്മയുമാണ്. അവിടുന്ന് ലോകം ചുറ്റി സഞ്ചരിക്കുന്നില്ല, എന്നാൽ, അതിലുള്ളതെല്ലാം അറിയുന്നു. അറിവോ ഉൾക്കാഴ്ചയോ ഇല്ലാത്ത “മനുഷ്യക്കുരങ്ങുകളുമായി” അവിടുന്ന് ബന്ധപ്പെടുന്നു. എന്നാൽ, അറിവിനെക്കാൾ ഉന്നതവും മഹാപുരുഷന്മാരെ കവിയുന്നതുമായ വാക്കുകൾ അവിടുന്ന് പ്രകടിപ്പിക്കുന്നു. മാനുഷികത ഇല്ലാത്തവരും മാനവരാശിയുടെ ജീവിതവും മര്യാദകളും മനസ്സിലാകാത്തവരുമായ മന്ദബുദ്ധികളും മരവിച്ചവരും ആയ ഒരു കൂട്ടം ആളുകൾക്കിടയിലാണ് അവിടുന്ന് വസിക്കുന്നത്, എന്നാൽ, സാധാരണ മനുഷ്യത്വത്തിൽ ജീവിക്കാൻ അവിടുത്തേക്ക് മനുഷ്യരോട് ആവശ്യപ്പെടാനാവും, അതോടൊപ്പം മനുഷ്യന്റെ അധഃപതിച്ചതും ഹീനവുമായ മാനവികത. വെളിവാക്കാനും. ഇതെല്ലാം അവിടുത്തെ ഉണ്മയാണ്, രക്തവും മാംസവുമുള്ള ഏതു വ്യക്തിയുടെയും ഉണ്മയെക്കാൾ ഉയർന്നത്. അവിടുത്തെ സംബന്ധിച്ചിടത്തോളം, താൻ ചെയ്യേണ്ട പ്രവൃത്തി ചെയ്യാനും ദുഷിച്ചുപോയ മനുഷ്യരാശിയുടെ സാരാംശം നന്നായി വെളിപ്പെടുത്താനും സങ്കീർണമായതും ബുദ്ധിമുട്ടുള്ളതും ഹീനവുമായ ഒരു സാമൂഹിക ജീവിതം അനുഭവിക്കേണ്ട ആവശ്യമില്ല. ഹീനമായ ഒരു സാമൂഹിക ജീവിതം അവിടുത്തെ ജഡത്തെ പ്രോജ്ജ്വലിപ്പിക്കുന്നില്ല. അവിടുത്തെ വേലയും വാക്കുകളും മനുഷ്യന്റെ അനുസരണക്കേട് വെളിപ്പെടുത്തുക മാത്രം ചെയ്യുന്നു, ലോകവുമായി ഇടപെടുന്നതിനുള്ള അനുഭവപരിചയവും പാഠങ്ങളും അവ മനുഷ്യന് നൽകുന്നില്ല. അവിടുന്ന് മനുഷ്യന് ജീവൻ പകരുമ്പോൾ, സമൂഹത്തെപ്പറ്റിയോ മനുഷ്യന്റെ കുടുംബത്തെപ്പറ്റിയോ വിശദ പരിശോധന നടത്തേണ്ട ആവശ്യം അവിടുത്തേക്കില്ല. മനുഷ്യനെ തുറന്നുകാട്ടുന്നതും വിധിക്കുന്നതും അവിടുത്തെ ജഡത്തിന്റെ അനുഭവങ്ങളുടെ പ്രകടനമല്ല; മനുഷ്യന്റെ അനുസരണക്കേട് ഏറെക്കാലമായി അറിയുകയും മനുഷ്യരാശിയുടെ ദുഷിപ്പുകളെ വെറുക്കുകയും ചെയ്ത അവിടുന്ന് മനുഷ്യന്റെ അനീതിയെ വെളിപ്പെടുത്തുന്നതാണ് അത്. അവിടുന്ന് ചെയ്യുന്ന പ്രവൃത്തിയെല്ലാം മനുഷ്യനോടുള്ള തന്റെ സഹജഭാവം വെളിപ്പെടുത്തുന്നതിനും തന്റെ സാരാംശം പ്രകടിപ്പിക്കുന്നതിനുമാണ്. അവിടുത്തേക്ക് മാത്രമേ ഈ പ്രവൃത്തി ചെയ്യാനാവൂ; രക്തവും മാംസവുമുള്ള ഒരു വ്യക്തിക്ക് സാധിക്കുന്നതല്ല അത്. അവിടുത്തെ പ്രവൃത്തിയിൽ നിന്നും അവിടുന്ന് ഏതുതരം ആളാണെന്ന് വിവേചിച്ചറിയാൻ മനുഷ്യന് കഴിയില്ല. അവിടുത്തെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ അവിടുത്തെ, സൃഷ്ടിക്കപ്പെട്ട ഒരു ആളായി കണക്കാക്കാനും മനുഷ്യനാവില്ല. അവിടുത്തെ ഉണ്മ, അവിടുത്തെ ഒരു സൃഷ്ടിക്കപ്പെട്ട ആളായി വർഗീകരിക്കാനാവാത്തവിധം ആക്കുന്നു. മനുഷ്യന്, ഒരു മനുഷ്യേതരൻ എന്നേ അവിടുത്തെ കണക്കാക്കാനാവൂ, ഏതു ഗണത്തിൽപ്പെടുത്തണമെന്ന് അറിയില്ല, അതുകൊണ്ട് മനുഷ്യൻ അവിടുത്തെ ദൈവത്തിന്റെ ഗണത്തിൽ ഉൾപ്പെടുത്താൻ നിർബന്ധിതനാവുന്നു. മനുഷ്യൻ അങ്ങനെ ചെയ്യുന്നത് തീരെ യുക്തിഹീനമല്ല, കാരണം, മനുഷ്യന് ചെയ്യാനാവാത്ത ധാരാളം വേലകൾ ദൈവം ആളുകൾക്കിടയിൽ ചെയ്തിട്ടുണ്ട്. മുമ്പത്തേത്: മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷയും മനുഷ്യന്റെ കടമയും തമ്മിലുള്ള വ്യത്യാസം അടുത്തത്: ദൈവത്തിന്റെ വേലയും മനുഷ്യന്റെ അനുഷ്ഠാനവും സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത് ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുന്നു സര്‍വശക്തനായ ദൈവത്തിന്‍റെ തിരഞ്ഞെടുത്ത വചനങ്ങള്‍ സെറ്റിങ്സ് പുസ്തകങ്ങള്‍ തിരയുക വീഡിയോകള്‍ ദയവായി തെരയാനുള്ള പദം സെർച്ച് ബോക്സിൽ എൻ്റർ ചെയ്യുക. യോജിക്കുന്നവ ഒന്നുമില്ല. ദയവായി വേറെ വാക്കുകള്‍ ഉപയോഗിച്ച് ശ്രമിക്കൂ. 1 ഫലം 2 ഫലങ്ങള്‍ അടിക്കുറിപ്പുകള്‍ തിരികെ സര്‍വശക്തനായ ദൈവത്തിൻ്റെ സഭ ആപ്പ് ഡൗൺലോഡ് ചെയ്യുക ചോദ്യോത്തരങ്ങളും കർത്താവിന്റെ മടങ്ങിവരവ്, ബുദ്ധിമതികളായ കന്യകമാർ എങ്ങനെയാണ് മണവാളനെ സ്വീകരിക്കുന്നത്, സ്വർഗരാജ്യത്തിലേക്കുള്ള പാത തുടങ്ങിയ സുവിശേഷവീഡിയോകളും കാണാൻ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യുക. അവശ്യവസ്തുക്കളുടെ ലിസ്റ്റിൽനിന്നു ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങു, ഉള്ളി, ഭക്ഷ്യ എണ്ണക്കുരുക്കുകൾ, എണ്ണകൾ എന്നിവയെ ഒഴിവാക്കി, അവയുടെ സംഭരണത്തിന്മേലുള്ള നിയന്ത്രണങ്ങൾ അവത്യാവശ്യ ഘട്ടത്തിലല്ലാതെ ഒഴിവാക്കുന്ന നിയമം. ഇത് കര്‍ഷകരുടെ വിജയം; രക്തസാക്ഷികള്‍ക്ക് ആദരം മമത ബാനര്‍ജി ഇത് ജനാധിപത്യത്തിന്‍റെയും കർഷകരുടെയും വലിയ വിജയമാണ്. കർഷകരുടെ സമരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു. മോദി സർക്കാർ തലകുനിക്കാൻ ഒരു വർഷത്തിലേറെ സമയമെടുത്തു. പക്ഷെ മോദിയുടെ ഈ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കാരണങ്ങളുണ്ട് രാജ്യത്തെ അന്നദാതാക്കള്‍ക്ക്‌ മുന്‍പില്‍ അഹങ്കാരം തലകുനിച്ചു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ വൈകി വന്ന വിവേകമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി എ കെ ആന്‍റണി പ്രതികരിച്ചു. കാര്‍ഷിക നിയമം പിന്‍വലിച്ചത് നിവൃത്തിയില്ലാതെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പുതിയ നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് നവംബര്‍ 26 വരെ സമയമുണ്ട്, പിന്‍വലിച്ചില്ലെങ്കില്‍ മുന്നറിയിപ്പുമായി രാകേഷ് ടികായത്ത്‌ കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം പത്ത് മാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ മോദി സര്‍ക്കാര്‍ സമരത്തിന്റെ തുടക്കത്തില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കര്‍ഷകര്‍ ഖാലിസ്ഥാനികളും തീവ്രവാദികളുമാണെന്ന് മുദ്രകുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും അത് പരാജയപ്പെട്ടു. മഞ്ഞും മഴയും കൊണ്ട് അതിര്‍ത്തികളിലിപ്പോഴും ഞങ്ങളുണ്ട് മൃദുല സുധീരന്‍ എന്നാല്‍ തങ്ങളുടെ ദൈനംദിന ജീവിതമാകെ പാതിവഴിയില്‍ സ്തംഭിപ്പിച്ച് ഗ്രാമങ്ങളില്‍ നിന്ന് ഇരച്ചെത്തിയ കര്‍ഷകര്‍ മാത്രം പോകാന്‍ കൂട്ടാക്കിയില്ല, കൊവിഡ്‌ വ്യാപനത്തിന്‍റെ കാരണക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ മുദ്രകുത്തപ്പെടരുത് എന്ന കരുതലോടെ അവര്‍ ഡല്‍ഹിയില്‍ നിന്ന് അല്പം ഒന്നുങ്ങിനിന്നു കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ അംഗീകരിക്കൂ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്. കര്‍ഷക പ്രക്ഷോഭം; ഡല്‍ഹി-ഹരിയാന റോഡുകള്‍ അടച്ച് കേന്ദ്ര സര്‍ക്കാര്‍ ഹരിയാനയിലെയും ഡല്‍ഹിയിലെയും ചില ഭാഗങ്ങളില്‍ അകത്തേക്കും, പുറത്തേക്കും പ്രവേശിക്കാനുള്ള റോഡുകള്‍ പൂര്‍ണമായോ, ഭാഗികമായോ പോലീസ് അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകര്‍ മോദിയുടെ ഭരണം അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനും തയാറാണ്- നരേന്ദ്ര ടികായത്ത് ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ടിട്ടുളളത് അവയെ തന്ത്രത്തിലൂടെ അടിച്ചമര്‍ത്താനും അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്, എന്നാല്‍ കേന്ദ്രത്തിന്റെ ആഗ്രഹം ഇത്തവണ നടക്കില്ലെന്നും നരേന്ദ്ര ടികായത്ത് പറഞ്ഞു. കര്‍ഷക സമരം നൂറാം ദിനത്തിലേക്ക്; നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ മഹാപഞ്ചായത്തുകള്‍ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണിപ്പോള്‍ കര്‍ഷകര്‍. കഴിഞ്ഞ നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഇപ്പോള്‍ നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്റെ ആവേശം കുറയുന്നില്ല. കര്‍ഷക പ്രക്ഷോഭകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും; പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപൂര്‍വ്വമായിരിക്കുമെന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാന്‍ ആന്തോളന്‍ കമ്മിറ്റി കർഷകരുടെ രാജ്യവ്യാപക റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ കർഷകരുടെ രാജ്യവ്യാപകമായി റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി. കർഷകരുടെ റോഡ് ഉപരോധം രാജ്യ താൽപര്യത്തിനായാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ വഴിതടയൽ സമരം ആരംഭിച്ചു; നേരിടാൻ വൻസന്നാഹം കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ദേശീയ പാത ഉപരോധത്തെ നേരിടാൻ കേന്ദ്രസർക്കാർ വൻ സന്നാഹങ്ങൾ ഏർപ്പെടുത്തി കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരായി നടക്കുന്ന കാര്‍ഷിക സമരത്തില്‍ രാഷ്ട്രീയപാര്‍ട്ടികളെ ഇടപെടാന്‍ അനുവദിക്കില്ലെന്ന് സംയുക്തകിസാന്‍ മോര്‍ച്ച. കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള നിയമപരിഷ്കാരം നല്ലത് അമേരിക്ക ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍ ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്. കര്‍ഷകര്‍ തീവ്രവാദികള്‍; വീണ്ടും വിവാദ ട്വീറ്റുമായി കങ്കണ കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള അന്താരാഷ്ട്ര പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കങ്കണ റനൗട്ട്. ആരും കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നില്ല കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ് കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡല്‍ഹിയിലേക്കെത്തുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പഞ്ചാബില്‍ നിന്നുളള ട്രെയിന്‍ റെവാടിയയിലേക്ക് വഴിതിരിച്ചുവിട്ടു കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപിയില്‍ നിന്ന് മുന്‍ എംഎല്‍എ രാജിവെച്ചു കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപി നേതാവ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള നുണകള്‍ മോദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. കർഷക പ്രക്ഷോഭം: ഗാസിപൂരിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടക്കുന്നു ഗാസിപൂർ അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും കോൺക്രീറ്റ് ബാരിക്കേഡ് ഉപയോഗിച്ച് അടക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു കര്‍ഷക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണം ശിവസേന കാര്‍ഷിക സമരത്തില്‍ അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് അണ്ണാ ഹസാരെ നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി ബിനോട് വിശ്വം, കെകെ രാഗേഷ്, എഎം ആരിഫ്,തോമസ് ചാഴിക്കാടൻ തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു പുതിയ നിയമങ്ങൾ കർഷകരുടെ വരുമാനം കൂട്ടുമെന്ന് ഗീത ഗോപിനാഥ് കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; പ്രതിരോധവുമായി സംഘടനകള്‍ കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കി കര്‍ഷകരുടെ അവകാശങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു; പ്രിയങ്ക ഗാന്ധി ബിജെപി നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ കേന്ദ്രത്തിന്റെ ഉപാധികള്‍ 'തേന്‍ പുരട്ടിയ വിഷ'മെന്ന് കര്‍ഷകര്‍ കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ തേന്‍ പുരട്ടിയ വിഷം പോലെയാണെന്ന് കര്‍ഷകര്‍. കര്‍ഷക പ്രതിഷേധം; പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന് കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള പതിനൊന്നാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. അവസാനഘട്ട ചര്‍ച്ചയില്‍ നിയമങ്ങള്‍ 18 മാസത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വയ്ച്ചത് കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന് കേന്ദ്രവും കര്‍ഷകരുമായുളള പത്താംഘട്ട ചര്‍ച്ച ഇന്ന് നടക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താനുളള കര്‍ഷകരുടെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും കര്‍ഷകസമരം; എട്ടാം ഘട്ട ചര്‍ച്ച ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസംഘടനകളുമായുളള കേന്ദ്രത്തിന്റെ എട്ടാം ഘട്ട ചര്‍ച്ച ഇന്ന്. 'പുതുവര്‍ഷത്തില്‍ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പം രാഹുല്‍ഗാന്ധി ആത്മാഭിമാനം പണയം വയ്ക്കാതെ അനീതിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് തന്റെ മനസെന്ന് രാഹുല്‍ ഗാന്ധി. പുതിയൊരു വര്‍ഷം ആരംഭിക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, നമുക്കായി ത്യാഗം ചെയ്യുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് നന്ദി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കാർഷിക നിയമം പിൻവലിക്കണമെന്ന പ്രമേയത്തെ ഒ രാജഗോപാൽ അനുകൂലിച്ചു; ബിജെപി വെട്ടിൽ നിയമസഭാ ഏകകണ്ഠേയമായി പ്രമേയം പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞത് ശരിയാണെന്ന് നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രാജഗോപാൽ പറഞ്ഞു കര്‍ഷകരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ് കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ് പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണറെ വെല്ലുവിളിച്ച് സർക്കാർ ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. നിയമസഭ ചേരാൻ ഗവർണറോട് വീണ്ടും ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു അമിത്ഷായുടെ അനുനയ നീക്കവും പാളി; വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്നു കര്‍ഷകര്‍ 3 വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചതിനു പിന്നാലെ, രാത്രി പതിനൊന്നരയോടെ യോഗം വിട്ടിറങ്ങിയ നേതാക്കൾ, കേന്ദ്ര കൃഷി മന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ നിന്നു പിൻമാറുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. കാര്‍ഷിക നിയമം: പഞ്ചാബില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി പ്രക്ഷോഭകര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം സ്തംഭിപ്പിക്കുന്നതിലേക്ക് എത്തിയിട്ട് ദിവസങ്ങളായി. ട്രെയിനുകള്‍ പലതും ട്രാക്കില്‍ തന്നെ കിടക്കുകയും ദിവസങ്ങളോളം വൈകുകയും ചെയ്യ്ന്നതിനാല്‍ നോര്‍ത്തേണ്‍ റെയില്‍വേ 41 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി കുമ്പള: ഇമാം ശാഫി അക്കാദമിയില്‍ എല്ലാവര്‍ഷവും റമളാന്‍ 25-ാം രാവില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ സദസ്സും മജ്‌ലിസുന്നൂറും അസ്മാഉല്‍ ഹുസ്‌ന റാത്തീബും ഇന്ന് ശനി തറാവീഹ് നിസ്‌കാരാനന്തരം അക്കാദമി കാമ്പസില്‍ നടക്കും. സയ്യിദന്മാരും പണ്ഡിതന്മാരും ഹിഫ്‌ള്-ദഅ്‌വാ-വാഫീ വിദ്യാര്‍ത്ഥികളും നാട്ടുകാരും സംബന്ധിക്കുന്ന അനുഗ്രഹീത സദസ്സിന് സ്ഥാപന ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഉമറുല്‍ ഖാസിമി, അലി ദാരിമി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുറഹിമാന്‍ ഹൈതമി, ശമീര്‍ വാഫി, സാലൂദ് നിസാമി, സുബൈര്‍ നിസാമി, മൂസ നിസാമി, സലാം വാഫി അല്‍-അശ്അരി, അന്‍വര്‍ അലി ഹുദവി, അശ്‌റഫ് റഹ്മാനി ചൗക്കി, ഫാറൂഖ് അശ്അരി, സഫ്‌വാാന്‍ വാഫി, ഇബ്രാഹീം നവാസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും. കുമ്പള: ഇമാം ശാഫി അക്കാദമി സ്ഥാപനങ്ങളായ ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ജൂനിയര്‍ ദഅ്‌വാ കോളേജുകള്‍ക്ക് ഈ മാസം 12 മുതല്‍ 26 വരെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സീനിയര്‍ ദഅ്‌വാ, വാഫീ ക്ലാസുകളും 27 മുതല്‍ ആരംഭിക്കുന്നതായിരിക്കും. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം രാസമ്മ നവോമി നവരത്നം അല്ലെങ്കിൽ മിസ്സിസ് എഫ്. ആർ. ഭൂപാലൻ എന്നും അറിയപ്പെട്ടിരുന്ന മലേഷ്യയിലെ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു രാസമ്മ ഭൂപാലൻ (ജനനം: മേയ് 1, 1927). മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യനീതി എന്നിവയ്ക്കുവേണ്ടിയവർ പ്രവർത്തിച്ചു. മലേഷ്യൻ (അക്കാലത്ത് മലായ് സ്വാതന്ത്ര്യത്തിനായി പോരാട്ടത്തിൽ ഉൾപ്പെട്ടിരുന്ന ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു രാസമ്മ ബ്രിട്ടീഷുകാരെ നേരിടാൻ ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം ഝാൻസി റാണി ഓഫ് റെജിമെന്റിൽ ചേർന്നു 1] രണ്ടാം ലോകമഹായുദ്ധസമയത്ത് ബർമയിൽ അവർ സേവനം ചെയ്തിരുന്നു. വനിതാ ടീച്ചർ യൂണിയന്റെ സ്ഥാപകയായ രാസമ്മ വനിതാ ടീച്ചർമാർക്ക് തുല്യ ശമ്പളത്തിനായി അവർ പോരാടി. കൂടാതെ, ഒരു കുടക്കീഴിൽ വേറിട്ട അധ്യാപകരെ യൂണിയനിൽ കൊണ്ടുവരാൻ ശ്രമിച്ചു. ആദ്യ സ്കൂൾ പ്രിൻസിപ്പലും ലോകോത്തര വിദ്യാഭ്യാസ സംഘങ്ങളായ ലോക കോൺഫെഡറേഷന്റെ ആദ്യത്തെ ഏഷ്യൻ പ്രതിനിധിയുമാണ്. നാഷണൽ കൌൺസിൽ ഓഫ് വിമൻസ് ഓർഗനൈസേഷനിലും (എൻസിഡബ്ല്യുഒ പെമഡാമിലും വളരെ സജീവമായിരുന്നു. 1959 മുതൽ 1964 വരെ മലേഷ്യയിലെ മെതോഡിസ്റ്റ് ബോയ്സ് സ്കൂളിലെ (MBSSKL) അദ്ധ്യാപികയായിരുന്നു. 1969 മുതൽ 14 വർഷം 1982- ൽ ജോലിയിൽ നിന്ന് വിരമിക്കുന്നതുവരെ അവർ കോലാലമ്പൂരിൽ (എം ജി.എസ്.കെ.എല്ലിൽ) മെതോഡിസ്റ്റ് ഗേൾസ് സ്കൂളിലെ പ്രിൻസിപ്പാളായി. 2007 നവംബർ 11 ന് മിസിസ് ഭൂപാലൻ MBSSKL ന്റെ 110-ാം വാർഷികം ആഘോഷം ഡിന്നറിൽ ബഹുമാനിക്കപ്പെട്ടിട്ടുള്ള ഏതാനും പ്രമുഖ അധ്യാപകരിൽ ഒരാളായിരുന്നു. സ്കൂളിലെ എല്ലാ മുൻകാല അധ്യാപകരെയും ഡിന്നറിൽ ബഹുമാനിക്കാൻ പ്രത്യേകം സംഘടിപ്പിച്ചു. 2006 നവംബർ 21 ന് അസോസിയേറ്റ് പ്രൊഫസർ ഡോ. അരുണ ഗോപിനാഥ് എഴുതിയ ഒരു പുസ്തകം Footprints on The Sands of Time, Rasammah Bhupalan: A Life of Purpose സാംസ്കാരിക, കലാവിഭാഗത്തിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി ദാതുക് റൈസ് യാട്ടിം എത്തിച്ചു. ദേശീയ ആർക്കൈവ്സ്, മന്ത്രാലയം, എൻസിഡബ്ല്യുഒ എന്നിവയുടെ പിന്തുണയോടെ പ്രസിദ്ധീകരിച്ച ജീവചരിത്രം ചരിത്രപരമായ പശ്ചാത്തലത്തിൽ കാണപ്പെടുന്ന രാസമ്മയുടെ ജീവിതമാണ്. ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകത്തിലെ കൊടക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് തലക്കാവേരി വന്യജീവി സങ്കേതം. 105 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഏഷ്യൻ ആന, ബംഗാൾ കടുവ, മൗസ് മാൻ, Clawless otter, Stripe-necked mongoose തുടങ്ങിയവയാണ് പ്രധാന ജന്തുജാലങ്ങൾ ഭദ്ര · ഭവാനി · ഭീമാ · ചാലക്കുടി · ചിറ്റാർ · ഗോദാവരി · ഗുരുപുര · കബനി · കാളി · കല്ലായി · കാവേരി · കൊയ്ന · കൃഷ്ണ · കുണ്ടാളി · മഹാബലേശ്വർ · മലാപ്രഭാ · മണിമുത്താർ · നേത്രാവതി · പച്ചൈയാർ · പറമ്പിക്കുളം · സരസ്വതി · സാവിത്രി · ശരാവതി · താമ്രപരണി · തപ്തി · തുംഗ · Venna ഗോവ · ഗുജറാത്ത് · കർണാടക · കേരളം · മഹാരാഷ്ട്ര · തമിഴ്നാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 02:18, 1 സെപ്റ്റംബർ 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി .ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. – Pravasa Lokam കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി .ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. – Pravasa Lokam 2:19 pm വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 1:50 pm നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 9:08 pm കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു. 8:14 pm ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി .ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. കാസര്‍കോഡ്: കാസര്‍ഗോഡ് 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബയിലേക്ക് പോയ രണ്ട് കുടുംബങ്ങളിലെ അംഗങ്ങളെയാണ് കാണാതായത്. ഇതില്‍ ആറുപേര്‍ കുട്ടികളാണ്. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം,കാണാതായ സവാദ് തങ്ങള്‍ യമനിലുണ്ടെന്ന് സുഹൃത്തിന്റെ ഫോണ്‍ വഴി അറിയിച്ചതിന്റെ ഓഡിയോ സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്,മൂന്ന് വയസുകാരി മകള്‍ മര്‍ജാന,പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്. നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതി പോലിസിന് നല്‍കിയത്. അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സവാദിന് ദുബൈയില്‍ ബിസിനസുണ്ട്. ജൂണ്‍ 15 ശേഷം ബന്ധപ്പെടാനാവുന്നില്ലെന്നാണ് പരാതി. ക്ഷണിക്കാന്‍ വിട്ടുപോയതിന്റെ പരാതി – Pravasa Lokam ക്ഷണിക്കാന്‍ വിട്ടുപോയതിന്റെ പരാതി – Pravasa Lokam ഉപഭോക്താവ് പറഞ്ഞു: ഉൽ‌പ്പന്നത്തിന്റെ പാക്കേജ് വളരെ മനോഹരമാണെന്നും ഉൽ‌പ്പന്നം കേടായതായും ഉപഭോക്താവ് വളരെ സംതൃപ്തനാണെന്നും ഞാൻ അതിശയിക്കുന്നു. —— റോമൻ നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ പൂർണ്ണമായും ബെസ്‌പോക്ക് പിക്ക് ആൻഡ് പായ്ക്ക് പൂർത്തീകരണ സേവനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു! നിങ്ങളുടെ വെബ്‌സൈറ്റും വിൽപ്പന പ്ലാറ്റ്ഫോമുകളുമായി പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു അതേ ദിവസം തന്നെ സേവനം നൽകൽ പ്രോസസ്സിംഗിനായി നിങ്ങളുടെ ഓർഡറുകൾ ഞങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് കുറച്ച് ഓപ്ഷനുകൾ ലഭ്യമാണ്. ഷോപ്പിഫൈ, ആമസോൺ, മാഗെന്റോ, വൂക്കോമേഴ്‌സ് മുതലായവ ഉപയോഗിക്കുന്ന വിൽപ്പന പ്ലാറ്റ്‌ഫോമുകളുമായി ഞങ്ങളുടെ വെയർഹൗസ് മാനേജുമെന്റ് സിസ്റ്റത്തിന്റെ (ഡബ്ല്യുഎംഎസ്) എപിഐ സംയോജനം അനുവദിക്കുക എന്നതാണ് ഞങ്ങളുടെ പല ഉപഭോക്താക്കൾക്കും ഇഷ്ടപ്പെടുന്ന ഓപ്ഷൻ. ലഭിച്ച എല്ലാ ഓർഡറുകളും ഉടനടി പ്രോസസ്സ് ചെയ്യുകയും തയ്യാറാക്കുകയും ചെയ്യുന്നുവെന്ന് ഈ രീതി ഉറപ്പാക്കുന്നു. അയയ്‌ക്കുക. ഞങ്ങളുടെ കൃത്യമായ തിരഞ്ഞെടുക്കൽ‌ കൃത്യത നിരക്കിനെക്കുറിച്ച് ഞങ്ങൾ‌ വളരെ അഭിമാനിക്കുന്നു. ഓർഡറുകൾ തിരഞ്ഞെടുക്കുന്നതിന് ഞങ്ങൾ ബാർകോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, ഒപ്പം ഞങ്ങളുടെ ടീമിന് വിപുലമായ പരിശീലനം ലഭിക്കുകയും ഷിപ്പിംഗിന് മുമ്പ് ഓർഡറുകൾ എല്ലായ്പ്പോഴും രണ്ടുതവണ പരിശോധിക്കുകയും ചെയ്യും. വൈവിധ്യമാർന്ന ബോക്സുകൾ, പാഡ്ഡ് എൻ‌വലപ്പുകൾ ബബിൾ റാപ്, കോർണർ പ്രൊട്ടക്റ്ററുകൾ എന്നിവയുൾപ്പെടെ നിരവധി പാക്കേജിംഗ് മെറ്റീരിയലുകൾ ഞങ്ങൾ സംഭരിക്കുന്നു. അയച്ച എല്ലാ സാധനങ്ങളും ഉചിതമായ രീതിയിൽ പാക്കേജുചെയ്‌തിട്ടുണ്ടെന്നും നിങ്ങളുടെ കമ്പനി വിവരങ്ങളുമായി ശരിയായി ബ്രാൻഡുചെയ്‌തിട്ടുണ്ടെന്നും ഏതെങ്കിലും അധിക മാർക്കറ്റിംഗ് മെറ്റീരിയലുകൾ ഉൾപ്പെടുത്തലുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഞങ്ങളുടെ ടീമിന് ധാരാളം അനുഭവങ്ങളുണ്ട്. നിങ്ങളുടെ സ്വന്തം പാക്കേജിംഗ് വിതരണം ചെയ്യുന്നതിനും നിങ്ങൾക്ക് സ്വാഗതം അല്ലെങ്കിൽ നിങ്ങളുടെ സവിശേഷതകളനുസരിച്ച് ചൈനയിൽ സ്വന്തമായി ബ്രാൻഡ് പാക്കേജിംഗ് നിർമ്മിക്കാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഞങ്ങളുടെ ചില ഉപഭോക്താക്കൾ അവരുടെ ചരക്കുകളുടെ ചില്ലറ വിതരണത്തിലും ആമസോൺ എഫ്ബി‌എ വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നു. സമ്മിശ്ര ബൾക്ക് ഓർഡറുകൾ പായ്ക്ക് ചെയ്യുന്നതിൽ ഞങ്ങൾ പരിചയസമ്പന്നരാണ്. ഞങ്ങളുടെ വെയർഹ house സ് ടീം ആമസോൺ എഫ്ബി‌എ സെന്ററുകളിലേക്കുള്ള കയറ്റുമതി നിറവേറ്റുന്നതിൽ പ്രഗത്ഭരാണ്, മാത്രമല്ല അവരുടെ അറിവും അനുഭവവും ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും ചെലവു കുറഞ്ഞതും ലളിതവുമായ വിതരണ മാർഗ്ഗങ്ങൾ നൽകാൻ കഴിയും. ഒരു ഷിപ്പിംഗിനായി ഒരു ഉപഭോക്താവിന് ഒന്നിലധികം വ്യത്യസ്ത ഇനങ്ങൾ (എസ്‌കെയു) ആവശ്യമായി വരുമ്പോൾ, ഈ ഓർഡറുകൾ എളുപ്പത്തിലും കൃത്യമായും സംയോജിപ്പിക്കാനും ഏത് ലക്ഷ്യസ്ഥാന രാജ്യത്തേക്ക് അയയ്ക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗങ്ങൾ ഉപദേശിക്കാനും ഞങ്ങൾക്ക് കഴിയും. ഇ-കൊമേഴ്‌സിൽ ആവശ്യാനുസരണം ഓർഡർ എടുക്കുന്നതും അയയ്‌ക്കുന്നതും അത്യാവശ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ഓർഡറുകളും ഒരേ ദിവസം വൈകുന്നേരം 4 മണിയോടെ (ബീജിംഗ് സമയം) ലോകമെമ്പാടുമുള്ള ഡെലിവറിക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഷിപ്പിംഗ് ചാനൽ വഴി തിരഞ്ഞെടുക്കാനും പായ്ക്ക് ചെയ്യാനും അയയ്ക്കാനും കഴിയും. നിങ്ങളുടെ എല്ലാ ഓർഡറുകളും വേഗത്തിൽ അയയ്‌ക്കേണ്ട വലിയ ജനക്കൂട്ട ധനസഹായ കാമ്പെയ്‌നുകളുടെ പൂർത്തീകരണത്തിനും ഇത് വളരെ ഉപയോഗപ്രദമാകും. ഞങ്ങളുടെ ഉപയോക്താക്കൾക്കും അവരുടെ ഫണ്ടർമാർക്കും മികച്ച ഫലങ്ങൾ നൽകുന്ന കിക്ക്സ്റ്റാർട്ടർ, ഇൻഡിഗോഗോ കാമ്പെയ്‌നുകളിൽ പ്രവർത്തിച്ച അനുഭവം ഞങ്ങൾക്ക് ഉണ്ട്. ചൈനയിലെ ഷെൻ‌ഷെൻ‌ തിരഞ്ഞെടുത്ത് പാക്കേജിംഗ് സേവനം ചൈനയിലെ ഷോപ്പിഫൈ പിക്ക് പാക്ക് സേവനം നിങ്ങളുടെ സന്ദേശം ഇവിടെ എഴുതി ഞങ്ങൾക്ക് അയയ്ക്കുക ‘പെട്ടിമുടിയിലെ മരണ സംഖ്യ കൂടിയതിന് കാരണം കണ്ണന്‍ ദേവന്‍ കമ്പനി’ സര്‍ക്കാര്‍ റിപ്പോര്‍ട്ട് Factbook ‘പെട്ടിമുടിയിലെ മരണ സംഖ്യ കൂടിയതിന് കാരണം കണ്ണന്‍ ദേവന്‍ കമ്പനി’ – സര്‍ക്കാര്‍ റിപ്പോര്‍ട്ട് മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിന് കാരണം കണ്ണന്‍ദേവന്‍ കമ്പനി ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. പെട്ടിമുടി ദുരന്തത്തെ സംബന്ധിച്ച പഠനം നടത്താന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ദുരന്തം നടന്നതായി കമ്പനി ഉദ്യോഗസ്ഥര്‍ അധികൃതരെ അറിയിച്ചത് സംഭവത്തിന്റെ 10 മണിക്കൂര്‍ ശേഷമാണെന്നും ഇത് രക്ഷാപ്രവര്‍ത്തനം വൈകിയതിനും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിനും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടിമുടി ദുരന്തത്തില്‍ പലരും മരിച്ചത് പുലര്‍ച്ചെ നാലിനും ആറിനും ഇടയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തലേദിവസം രാത്രി 10 മണിക്ക് തന്നെ സംഭവം കണ്ണന്‍ദേവന്‍ കമ്പനിയുടെ ഫീല്‍ഡ് ഓഫീസര്‍, മാനേജര്‍ എന്നിവരറിഞ്ഞിരുന്നു. പക്ഷേ, ഇവര്‍ വിവരം അധികൃതരെ അറിയിച്ചത് പിറ്റേദിവസം രാവിലെ എട്ട് മണിക്ക് മാത്രമാണ്. നേരത്തെ വിവരം പുറംലോകത്തെത്തിയിരുന്നെങ്കില്‍ ഒട്ടേറെ പേരെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കണ്ണന്‍ദേവന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണന്‍ദേവന്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും തോട്ടം മേഖലയിലെ ലയങ്ങളുടെ ശോചനീയാവസ്ഥകളെ സംബന്ധിച്ച് ഗൗരവമായ പഠനങ്ങള്‍ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പെട്ടിമുടിയില്‍ ബാക്കിയുള്ള ലയങ്ങളും അപകടഭീഷണിയില്‍ തന്നെയാണെന്നും അവിടെ ഇനിയും തൊഴിലാളികുടുംബങ്ങളെ താമസിപ്പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ്, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്തതും അപകട സാധ്യത ഉള്ളതുമായ സ്ഥലങ്ങളില്‍ തൊഴിലാളികളെ താമസിപ്പിക്കുകയും പണിയെടുപ്പിക്കുകയും ചെയ്യുന്ന കണ്ണന്‍ ദേവന്‍ കമ്പനിയുടെ നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വൈകിയാണെങ്കിലും കണ്ണന്‍ദേവന്‍ കമ്പനി തുടര്‍ന്നുപോരുന്ന ക്രൂരതകളിലേക്ക് വെളിച്ചം വീശുന്ന ഈ റിപ്പോര്‍ട്ട് പ്രശംസനീയമാണെന്നും വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ നടക്കണമെന്നും ‘പെണ്‍പിള ഒരുമൈ’ നേതാവ് ഗോമതി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. പെട്ടിമുടി ദുരന്തം കേവലം പ്രകൃതി ദുരന്തമല്ല എന്നും തൊഴിലാളികളെ അപകട സ്ഥലങ്ങളില്‍ താമസിപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കുന്ന കമ്പനിയുടെ പ്രവൃത്തി മനുഷ്യക്കുരുതിക്ക് തുല്യമാണെന്നും ഗോമതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തോട്ടം തൊഴിലാളികളോടുള്ള അവഗണനകളില്‍ പ്രതിഷേധമറിയിച്ചുകൊണ്ട്, പെട്ടിമുടി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചതിന് ആഗസ്ത് 13 ന് ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രധാനപ്പെട്ടതാണെങ്കിലും ഇത്തരമൊരു കൂട്ടക്കുരുതിയിലേക്ക് നയിച്ചതില്‍ കണ്ണന്‍ ദേവന്‍ കമ്പനിയ്ക്കും ടാറ്റയ്ക്കുമുള്ള പങ്കിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് സി.പി.ഐ.എം.എല്‍.റെഡ് സ്റ്റാറിന്റെ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. ഉരുള്‍ പൊട്ടലിനിടയാക്കിയ വിധത്തില്‍ കമ്പനി നടത്തിയിട്ടുള്ള മരം മുറിക്കലുകള്‍, മണ്ണു നീക്കല്‍, പരിസ്ഥിതിയെ തകര്‍ത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഭൂമിയും വാസയോഗ്യമായ വീടും ലഭ്യമാകാതെ യാതൊരു സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ലയങ്ങളില്‍ അടിമ സമാനമായി കഴിയേണ്ടി വരുന്ന സാഹചര്യങ്ങളെ പറ്റിയും സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എം.കെ ദാസന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ നേരിടുന്ന ഭൂരാഹിത്യമടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ അധിവസിക്കുന്ന അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്ന സ്വകാര്യ പ്ലാന്റേഷന്‍ കുത്തകകളാണ് തോട്ടം തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകളുടെ ഭൂമി കയ്യേറ്റത്തിനെതിരെ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍ സുശീല ഭട്ട് നേരത്തെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പെട്ടിമുടി ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയാണെന്നും, കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തകരായ എം. ഗീതാനന്ദന്‍, സി.എസ് മുരളി, കെ. അംബുജാക്ഷന്‍ എന്നിവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ‘നൂറ്റാണ്ടുകളായി അടിമസമാനമായ നിലയില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഇവിടുത്തെ മനുഷ്യര്‍ നേരിട്ടത് വംശഹത്യയാണ്, ഇതൊരു കൂട്ടക്കൊലയാണെന്നതില്‍ തര്‍ക്കമില്ല. പെട്ടിമുടി ദുരന്തമുണ്ടായതിന് ശേഷം നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അടിസ്ഥാനപ്രശ്‌നം മൂടിവെക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. വിഷയത്തില്‍ ആദ്യം ചോദ്യങ്ങളുയരേണ്ടത് കണ്ണന്ഡ ദേവന്‍ കമ്പനിക്ക് നേരെ തന്നെയാണ്’. എം. ഗീതാനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച താന്‍ അടങ്ങുന്ന 15 അംഗ വസ്തുതാന്വേഷണ സംഘത്തെ കമ്പനി അധികൃതര്‍ തടയാന്‍ ശ്രമിച്ചുവെന്നും ഏറെ പ്രയാസപ്പെട്ടാണ് സംഭവസ്ഥലത്തെത്തിയതെന്നുമാണ് ഭൂസമരസമിതി പ്രവര്‍ത്തകനും സി.പി.ഐ.എം.എല്‍.റെഡ് സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റിയംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. പെട്ടിമുടിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരായി എന്തെങ്കിലും വിവരങ്ങള്‍ പുറത്തുനിന്നുവരുന്നവരോടോ മാധ്യമങ്ങളോടോ പറഞ്ഞാല്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയിരുന്നതായും എം.പി കുഞ്ഞിക്കണാരന്‍ ഡൂള്‍ന്യൂസിനെ അറിയിച്ചു. കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ തുടർ ഭരണം മനോരമ സത്യം പറയുന്നു. Categories Select Category BJP വാർത്തകൾ /നിലപാടുകൾ Congress/UDF വാർത്തകൾ /നിലപാടുകൾ LDF വാർത്തകൾ/നിലപാടുകൾ Uncategorized അന്തർദേശീയ വിഷയങ്ങൾ ഇന്ധനവില -fuel price ചരിത്രം (കേരളം/ഇന്ത്യ/അന്തർദേശീയം) ദേശീയ വിഷയങ്ങൾ രക്തസാക്ഷികൾ വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ വിവാദങ്ങൾ /വിശദീകരണങ്ങൾ വ്യാജ വാർത്തകൾ സ്ത്രീ ശാക്തീകരണം 2224 സ്വർണക്കടത്ത് കേസ്‌ കസ്‌റ്റംസ്‌ മുക്കി സ്വർണക്കടത്ത്‌ മാഫിയയുമായി ബിജെപി നേതാക്കൾക്കും കസ്‌റ്റംസ്‌ ഉന്നതർക്കും ബന്ധം ന്യൂഡൽഹിഅവിഹിത സ്വത്തിന്റെയും നിയമവിരുദ്ധ ഇടപാടുകളുടെയും പേരിൽ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായ ഭർത്താവ് റോബർട്ട്‌വാധ്രയെ ന്യായീകരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ‘അഴിമതിവിരുദ്ധ’ പ്രസംഗങ്ങൾ പരിഹാസ്യം. യുപിഎ സർക്കാരിന്റെ കാലത്ത്‌ പല ഇടപാടുകളിലും വാധ്ര ‘കമീഷൻ’ പറ്റിയെന്നും രാജ്യത്തിനകത്തും പുറത്തും ദുരൂഹ സാമ്പത്തിക ഇടപാട് നടത്തിയെന്നുമാണ് പ്രധാന ആക്ഷേപം. എൻഡിഎ അധികാരമേറ്റതോടെ വാധ്രയുടെ Read more… ആഴക്കടൽ മത്സ്യ ബന്ധന വിവാദം വസ്തുത *ആഴക്കടൽ മത്സ്യബന്ധന വിവാദം: സത്യം മനസ്സിലാക്കുക* ഗൂഢാലോചന-തിരക്കഥ-സംവിധാനം പ്രതിപക്ഷനേതാവ്ലക്ഷ്യം: അധികാരലബ്ധി ⚫ കേരളത്തിൽ മുതൽമുടക്കു നടത്തുവാൻ താത്പര്യപ്പെടുന്നവർ മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരെയോ നേരിട്ടു സമീപിച്ചാൽ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ അടുത്തു സംസാരിക്കാനാണ് സാധാരണ നിർദേശം നൽകാറുള്ളത്. അത് കപ്പൽ നിർമാണമായാലും കശുവണ്ടി ഫാക്റ്ററിയയായാലും. ഈ രീതിയിൽ EMCC Read more… അമ്മ മരിച്ചപ്പോഴുണ്ടായ കൂട്ടക്കരച്ചിലിനിടയിലാണ് ഭാര്യയുടെ താലിമാല കാണാതായത്. അതും അഞ്ചുപവൻന്റെ സ്വർണ്ണമാല. 01:37, 30 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത് Vimalibre (സംവാദം സംഭാവനകൾ ഏറ്റുമാനൂർ കേരളത്തിലെ കോട്ടയം ജില്ലയില താൾ സൃഷ്ടിച്ചിരിക്കുന്നു) (മാറ്റം) ←പഴയ രൂപം ഇപ്പോഴുള്ള രൂപം (മാറ്റം പുതിയ രൂപം→ (മാറ്റം) കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർ അകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. ദില്ലിയിൽ അറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ രക്തമൊലിക്കുന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് കുട്ടി ബലാത്സംഗം നേരിട്ടതായി കുടുംബത്തെ അറിയിച്ചത്. ദില്ലി: ദില്ലിയിൽ (Delhi) ആറ് വയസ്സുകാരിയെ ബലാത്സംഗം (Rape) ചെയ്ത സംഭവത്തിൽ പ്രതി പൊലീസ് (Police) പിടിയിൽ. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ കുടുങ്ങിയിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തുവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രക്തമൊലിക്കുന്ന നിലയിലാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് കുട്ടി ബലാത്സംഗം നേരിട്ടതായി കുടുംബത്തെ അറിയിച്ചത്. കൂലിപ്പണിക്കാരനാണ് കുട്ടിയുടെ അച്ഛൻ. അന്വേഷണത്തിൽ കുട്ടിയെ പ്രതിക്കൊപ്പം സമീപത്തെ ചന്തയിൽ വച്ച് കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പൊലീസിന് ദില്ലി വനിതാകമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. നേപ്പാളി സ്വദേശി ദില്ലിയിൽ ലൈംഗികാതിക്രമം നേരിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്. പ്രണയം നടിച്ചെത്തി, വീഡിയോ കോൾ ചെയ്ത് സ്‌ക്രീൻഷോട്ടെടുത്ത് ഭീഷണി, പെൺകുട്ടിയുടെ പരാതിയിൽ യുവാക്കൾ പിടിയിൽ Rape: യുപിയിൽ 15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യം പകർത്തി, പ്രതി ഒളിവിൽ Murder പ്രണയവിവാഹം: അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു, തലയറ്റ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുപ്പും പ്രണയ വിവാഹത്തിലെ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനായി; സുഹൃത്തിന്‍റെ മകന്‍റെ ഭാര്യയ്ക്ക് പീഡനം, അറസ്റ്റ് Acid Attack ദുബായില്‍ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു വിവാഹം; മലയാളി യുവാവിനെതിരെ ആസിഡ് ആക്രമണം By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? ട്രഷറി സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ Farm Laws കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകുന്നില്ല; ഭാവി സമരപരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ 'തമ്പി'യെ വെല്ലുവിളിച്ച് 'ശിവന്‍ സംഘര്‍ഷഭരിതമായി 'സാന്ത്വനം റിവ്യൂ മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. പരമ്പരയിലെ പ്രധാന താരങ്ങളായ ശിവന്‍റെയും അഞ്ജലിയുടെയും വലിയൊരു പിണക്കത്തിന് ശേഷമുള്ള മനോഹരമായ പ്രണയത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോയിരുന്നത്. എന്നാലിപ്പോള്‍ പരമ്പര അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെയാണ് മുന്നോട്ടു പോകുന്നത്. അഞ്ജലിയുടെ അച്ഛന്‍ ശങ്കരനും അമ്മ സാവിത്രിയും വീട് നഷ്ടമായി പുറത്തേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. വീട്ടിലെ മരുമകളായ അപര്‍ണയുടെ അച്ഛന്‍ തമ്പി കിട്ടാനുള്ള കടത്തിന്‍റെ പേരില്‍ ശങ്കരനെയും സാവിത്രിയെയും ഇറക്കിവിട്ടിരിക്കുകയാണ്. അഞ്ജലിയുടെ വിവാഹത്തിനും മറ്റുമായി വാങ്ങിയ കടത്തിന്‍റെ അടവ് മുടങ്ങിയതാണ് ഇതിനു കാരണം. നാട്ടിലെ പ്രമാണിയായ തമ്പിയുടെ മകളായ അപര്‍ണ സാന്ത്വനം വീട്ടിലെ ഹരിയെ വിവാഹം കഴിക്കുന്നതോടെയായിരുന്നു തമ്പിയ്ക്ക് സാന്ത്വനം വീടിനോട് പക തുടങ്ങിയത്. അഞ്ജലിയുടെ അമ്മായിയായ ജയന്തിയാണ് തമ്പിയെ ഇതിന് പ്രേരിപ്പിച്ചത്. ശങ്കരന്‍റെ അവസ്ഥ ബന്ധുക്കളും മറ്റും അറിയാതിരിക്കാനായി ശിവന്‍ ശങ്കരനെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയും മറ്റാരുമറിയാതെ സഹായിക്കുകയുമായിരുന്നു. എന്നാല്‍ പുതിയ എപ്പിസോഡില്‍ സാന്ത്വനം വീട്ടിലേക്കെത്തിയ സാവിത്രിയും ജയന്തിയും കാര്യങ്ങളെല്ലാംതന്നെ എല്ലാവരോടും പറയുന്നുണ്ട്. അഞ്ജലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൂട്ടുകാരന് എന്നുപറഞ്ഞ് ശിവന്‍ അഞ്ജലിയുടെ കയ്യില്‍നിന്ന് വാങ്ങുകയും, ശങ്കരന് കൊടുക്കുകയും ചെയ്യുന്നുണ്ട്. അത് വിറ്റാല്‍ കടം വീട്ടാനുള്ള തുകയുടെ ഏകദേശം കിട്ടുമെന്നും, അങ്ങനെ കടം വീട്ടാം എന്നുമാണ് ശിവനും ശങ്കരനും പറയുന്നതും. എന്നാല്‍ സ്വര്‍ണ്ണം വിറ്റ് പണവുമായി തമ്പിയെ കാണാനെത്തുന്ന ശങ്കരനെ തമ്പി അവഹേളിച്ച് ഇറക്കി വിടുകയാണ്. എന്നാല്‍ കാര്യമറിഞ്ഞ് തമ്പിയെ തല്ലാനെത്തുന്ന ശിവനെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. സംഘര്‍ഭരിതമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്. Bhamaa മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാമ; ആശംസയുമായി ആരാധകരും Prithviraj ഒടുവിൽ അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തിയപ്പോൾ Katrina Kaif Vicky Kaushal Wedding വധൂവരന്‍മാര്‍ എത്തുക ഹെലികോപ്റ്ററില്‍; വിക്കി- കത്രീന വിവാഹ വിശേഷങ്ങൾ manju warrier സന്തോഷകരമായ പുഞ്ചിരി കണ്ണുകളെ ഈറനണിയിക്കും; ചിത്രങ്ങളുമായി മഞ്ജു വാര്യർ Santhwanam സഹോദരങ്ങള്‍ക്കായി തമ്പിയോട് കയര്‍ത്ത് ഹരി സാന്ത്വനം' റിവ്യു Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ പൂക്കോട്ടൂര്‍ യുദ്ധത്തിലെ രക്‌തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കല്‍ ദേശീയപാതയോരത്തെ പ്രധാന കബറിടം. മലപ്പുറം ബ്രീട്ടീഷ്‌ പട്ടാളത്തോട്‌ ഏറ്റുമുട്ടി വീരമൃത്യു വരിച്ച പൂക്കോട്ടൂര്‍ രക്‌തസാക്ഷികളുടെ കബറിടങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ ഈ റമസാനില്‍ 94 വര്‍ഷമാകുമ്പോഴും രക്‌തസാക്ഷികള്‍ക്ക്‌ സ്മാരകമൊരുക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ആലോചനയില്‍പോലുമില്ല. ദേശീയപാതയോട്‌ ചേര്‍ന്നു പിലാക്കലിലുള്ള കബറിടം രക്‌തസാക്ഷി ചത്വരമാക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം മാത്രമേ നടക്കുന്നുള്ളൂ. അതിനോടു ചേര്‍ന്നു കൂടുതല്‍ രക്‌തസാക്ഷികളെ കബറടക്കിയ നാലു സ്ഥലങ്ങളും അവഗണിക്കപ്പെട്ടുകിടക്കുകയാണ്‌. 1921 ഓഗസ്റ്റ്‌ 26നു ബ്രീട്ടീഷ്‌ പട്ടാളത്തോട്‌ രണ്ടായിരത്തോളം ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ നേരിട്ട്‌ എറ്റുമുട്ടുകയായിരുന്നു. യുദ്ധം അവസാനിച്ച ശേഷവും പട്ടാളം അക്രമം തുടര്‍ന്നു. രക്‌തസാക്ഷികളായവരുടെ എണ്ണം സബന്ധിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നാടിനുവേണ്ടി പോരാടിയവരുടെ ചരിത്രം സംരക്ഷിക്കണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്ക്‌ രണ്ടഭിപ്രായമില്ല. പൂക്കോട്ടൂരിലും പിലാക്കലിലും പരിസരപ്രദേശങ്ങളിലുമായി ഒട്ടേറെപ്പേരെ കബറടക്കിയിട്ടുണ്ട്‌. സ്വകാര്യസ്ഥലങ്ങളിലെ കബറുകള്‍ പലതും വിസ്മൃതിയിലായി. വഖഫ്‌ ചെയ്‌ത കബറിടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ ഓഫിസിന്റെ കവാടം മാത്രമാണ്‌ രക്‌തസാക്ഷി സ്മാരകമായി ഇപ്പോഴുള്ളത്‌. കബറിടങ്ങള്‍ സംരക്ഷിക്കണമെന്നും ചരിത്രപഠനത്തിന്‌ അവസരമൊരുക്കണമെന്നും ആ വശ്യപ്പെട്ട്‌ സാംസ്കാരിക വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്‌ പഞ്ചായത്ത്‌ ഭരണസമിതി. 1921 ഓഗസ്റ്റ്‌ 26 ന്‌ വെള്ളിയാഴ്ചയാണ്‌ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ട 1921 ലെ സൌത്ത്‌ മലബാര്‍ പോലീസ്‌ സൂപ്രണ്ടായിരുന്നു റോബര്‍ട്ട്‌ ഹിച്ച്കോക്ക്‌. 1900-മാണ്ടില്‍ നോര്‍ത്ത്‌ മലബാറില്‍ ഡി.വൈ.എസ്‌.പി തസ്തികയില്‍ 2007, ആഗസ്റ്റ് 27, തിങ്കളാഴ്ച 1921 ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 26 ന്‌ 86 വര്‍ഷം തികഞ്ഞു.1921 ആഗസ്ത് കെ.ഐ മുഹമ്മദ് ഹാജി സ്മരണിക നെല്ലിക്കുത്ത് അബ്ദൂറഹിമാൻ മുസ്ല്യാർ കാരാട്ട് കാക്ക അനുസ്മരണ പതിപ്പ് പൂക്കോട്ടൂർ യുദ്ധസ്മരണിക പഞ് പുരുഷോത്തമന്‍ നായര്‍ അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ കിറുകൃത്യം…” കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു കൊണ്ട് തന്നെ അയാളുടെ മേശപ്പുറത്ത് ചുവപ്പ് നാടകളുടേ കൂമ്പാരങ്ങളുമില്ല. ചൂട് വെള്ളം നിറച്ച നീല നിറത്തിലുള്ള ഫ്ലാസ്കും ചുവന്ന മഷി പേനയും മാത്രം അയാളുടെ കൂട്ടുകാരായി, ഓഫീസില്‍ വൈകിയിരിക്കുന്ന സമയത്തൊക്കെ പ്യൂണ്‍ ഗോവിന്ദന്‍ നായരും അയാളുടെ നല്ല മനസ്സ് തൊട്ടറിയുകയായിരുന്നു. വീട്ടുകാര്യങ്ങളും ചിലപ്പോഴൊക്കെ നാട്ടുകാര്യങ്ങളും ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അയാള്‍ ചോദിക്കുക പതിവാണ്. അതു കൊണ്ട് തന്നെ ഗോവിന്ദന്‍ നായര്‍ക്ക് അയാള്‍ ദൈവത്തെ പോലെയാണ്. ഒന്നുമില്ലെങ്കിലും അത്യാവശ്യം വന്നാല്‍ മുട്ടാനൊരു വാതിലുണ്ടല്ലോന്ന് ഗോവിന്ദന്‍ നായര്‍ ഭാര്യയോട് അഭിമാനത്തോടെ പറയുമായിരുന്നു. വൈകിവരുമെങ്കിലും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊന്നും അയാള്‍ക്കില്ല. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടേ അടുത്തിരുന്ന് നാട്ടുകാങ്ങളും പിന്നെ ഇടയ്ക്കൊക്കെ കുശുമ്പും അടുത്ത വീട്ടിലെ ‘കൊശവന്‍ നായര്‍ ’ (അങ്ങിനെയാണ്‍ അവള്‍ കേശവന്‍ നായരെ വിളികുന്നത്) കള്ളു കുടിച്ച് വന്ന് ഭാര്യ് യെ തല്ലുന്ന കാര്യവും കൊച്ചുങ്ങള് നിലവിളീച്ച് കൊണ്ട് വീട്ടിലേക്ക് വരുന്ന കാര്യ് വും ഒക്കെ ചിരിയോടേ അയാള്‍ കേട്ടിരിക്കാറുണ്ട്. എന്നും എന്തെങ്കിലുമൊക്കെ കഥകള്‍ അവള്‍ ഭക്ഷണത്തിനൊപ്പം വിളമ്പുക പതിവാണ്‍. ഒന്നും കിട്ടിയില്ലെങ്കില്‍ ആ ആഴ്ചയില്‍ വായിച്ച ആഴ്ചപ്പതിപ്പിലെ ‘സുനിതാ മേനോന്‍’ ട്യൂഷന്‍ പഠിപ്പിക്കുന്ന ചെറുക്കന്‍ റെ കൂടെ ഓടിപ്പോയ കാര്യമെങ്കിലും ഭാര്യ ഇടയ്ക്ക് ദു:ഖത്തോടെയും അതിലധികം സന്തോഷത്തോടെയും അയാളൊട് പറഞ്ഞ് കേള്‍പ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടിലൊറ്റയ്ക്കിരിക്കുന്ന ഭാര്യ്യുടെ ഏകാന്തത മനസ്സിലാക്കിയിട്ട് തന്നെയാണ്‍ അയാള്‍ ഇത്തരം ഗോസിപ്പുകളൊക്കൊക്കെ കൂട്ടു നില്‍ക്കുകയും താല്പര്യപൂര്‍വ്വം തലവച്ച് കൊടുക്കുകയും ചെയ്യുന്നത്. മകന്‍ രണ്ടാം ക്ലാസിലായതില്‍ പിന്നെ രാവിലെ തന്നെ പോവുകയും വൈകുന്നേരം മാത്രമേ തിരിച്ച് വരികയും ഉള്ളൂ. പോകും മുമ്പ് തിക്കിതിരക്കി ഭക്ഷണവും ഇടയ്ക്ക് കഴിക്കാനുള്ള ലഘുഭക്ഷണവും ഉണ്ടാക്കി മകന്‍ കൊടുത്ത് വിട്ടാല്‍ പിന്നെ ഭാര്യ സുമതി തികച്ചും ഫ്രീ ആണ്‍. അങ്ങിനെ പറയാമെങ്കിലും സുമതി സമ്മതിച്ച് തരില്ല. കാരണം ക്ലീനിങ്ങും വാഷിങ്ങുമൊക്കെ പിന്നെ ആരു ചെയ്യും എന്ന് തിരിച്ച് ചോദിക്കും അവള്‍ അടുത്ത വീട്ടില്‍ പുതുതായ് താമസത്തിനു വന്ന കുടുംബത്തെകുറിച്ച് ഭാര്യ പറയുന്നത് അങ്ങിനെയാണ്. ബാങ്കുദ്ദ്യോഗസ്ഥയായ ഭാര്യ്യും പിന്നെ ഈ അടുത്ത് കാലം വരെ ബിസ്സിനസ്സ് ഫീല്‍ഡില്‍ തിളങ്ങിയിരുന്ന ഭര്‍ത്താവ് മുകുന്ദന്‍ മേനോന്‍ പെട്ടെന്ന് ബിസ്സിനസ്സ് മതിയാക്കി വീട്ടില്‍ തന്നെ ഇരിപ്പ് തുടങ്ങി. ഭാര്യയുടെ ആങ്ങളമാര്‍ കമ്പനി ഒരു വിധം നടത്തിക്കൊണ്ട് പോകുന്നുണ്ട്. മുകുന്ദന്‍ മേനോന്‍ രാവിലെ ആയാല്‍ വെളുത്ത ടി ഷര്‍ട്ടും ജോഗിങ്ങ് ഷൂവുമായി ഇറങ്ങും ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക്. അതു കൊണ്ടെന്താ ഉണ്ടായിരുന്ന ഷുഗറും പ്രഷറുമൊക്കെ പമ്പകടന്നു. പിന്നെ കുളിയൊക്കെ കഴിഞ്ഞ് ഗാര്‍ഡനിങ്ങ് പരിപാലനം തന്നെയാണ്. “പൂക്കള്‍ ജീവിതത്തിന്‍ രെ ഭാഗം തന്നെയാണ്‍. അവ ചിരിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാ “ മുകുന്ദന്‍ മേനോന്‍ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങിനെയിരിക്കുമ്പോഴാണ്‍ ഒരു ദിവസം ഒരു നാരകത്തിന്‍ റെ ചെടിയുമായി സുമതിയുടെ അടുക്കല്‍ മുകുന്ദന്‍ മേനോണ്‍ വരുന്നത്. മാതള നാരകം സുമതിക്ക് അച്ചാറിട്ട് കഴിക്കാന്‍ വല്യ കൊതിയാണെന്ന് അറിയാവുന്നതു പോലെയാണ്‍ അതുമായുള്ള വരവ്. ഏതൊരു കല്യാണത്തിനു പോയാലും ഒന്നും രണ്ടും മൂന്നും തവണ അച്ചാറ് കഴിക്കുക സുമതിയുടെ ഒരു കീഴ്വഴക്കമാണ്‍. നീ എന്തേ മധുരമുള്ള ഒരു ഓറഞ്ച് പോലും കഴിക്കാതെ ഈ അച്ചാറ് മാത്രം കഴിക്കുന്നതെന്‍ റെ സുമതീന്ന് “ പുരുഷോത്തമന്‍ നായര്‍ പലപ്പോഴും ചോദിക്കുക പതിവാണ്. “മാതള നാരകം ഉണ്ടെങ്കില്‍ പാമ്പുകളൊന്നും വീട്ടില്‍ കയറില്ല സുമതി. അത് വീടിനൊരു ഐശ്വര്യം കൂടിയാണ്” ചെടികള്‍ പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയാ അല്ലേ..” വല്യ് കമ്പനിയുടെ മാ‍നേജര്‍ ആയിരുന്ന് ആള്‍ ഇപ്പോള്‍ നാട്ടുമ്പുറത്തെ ഒരു സാധാരണ കൃഷിക്കാരനായിരിക്കുന്നു. തോളില്‍ ഒരു മേല്‍മുണ്ട് കാലില്‍ നീളത്തിലുള്ള ചെരുപ്പ്. മുകുന്ദന്‍ മേനോന്‍ റെ ഗാര്‍ഡനിങ്ങ് വികസിക്കുന്നതോടൊപ്പം സുമതിയുടെ മാതള പ്രേമവും ഒപ്പം മറ്റ് നിരവധി ചെടികളും സസ്യങ്ങളും വീടിന്‍ റെ ചുറ്റുവട്ടം മുഴുവന്‍ നിറയാന്‍ തുടങ്ങി. എന്നും ചെടികളെ സ്നേഹിച്ചിരുന്നു പുരുഷോത്തമന്‍ നായര്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഒന്നിനും സമയമില്ലാതായി. പിന്നെ ഓഫീസ് ജോലിയുടെ ഒരു കൃത്യത. അതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ “മോന്‍ നല്ല പ്രകൃതിയുടെ തണുപ്പ് ഉറങ്ങുകയെങ്കിലും ചെയ്യാലോ” എന്ന് മനസ്സില്‍ പറയുകയും ചെയ്തു. അങ്ങിനെ പൂത്ത് തളിര്‍ക്കാന്‍ പിന്നെ അധികനേരമൊന്നും വേണ്ടി വന്നില്ല. മുകുന്ദന്‍ മേനോന്‍ ഇടയ്ക്കിടെ ഓരോ ചെടികളുമായി വന്ന് പൂന്തോട്ടങ്ങളുടേയും പച്ചക്കറികളുടെയും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും അതിന്‍ വളമിടുന്നതിന്‍ റെയും ഇലകളിള്‍ പുഴു ശല്യമില്ലാതിരിക്കാന്‍ മരുന്നടിക്കുന്നതിന്‍ റെയും ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. സുമതിക്ക് ഇപ്പോള്‍ പഴയതു പോലെ തീരെ സമയം കിട്ടുന്നേയില്ല. പറമ്പ് എന്ന് പറയാന്‍ അധികമൊന്നുമില്ലെങ്കിലും ഉള്ള പതിനഞ്ച് സെന്റില്‍ ഇപ്പോള്‍ മുറ്റത്തുവരെ പലതരം ചെടികള്‍ ഇടം പിടിച്ച് കൊണ്ടിരിന്നു. സമയം പോകുമല്ലോ ഒപ്പം വിരസത മാറിക്കിട്ടുകയും ചെയ്യും എന്നതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ല. മോന്‍ സ്കൂളില്‍ നിന്ന് വന്ന ഉടുപ്പ് മാറുമ്പോഴാണ്‍ ബെഡ് റൂമില്‍ ഒരു കോണില്‍ പുതപ്പിന്‍ അടിയിലായി ഒരു പഴുതാര ശ്രദ്ധയില്‍ പെട്ടത്. പാറ്റ, പല്ലി പഴുതാര ഇവയൊക്കെ കണ്ടാല്‍ മോന്‍ നിലവിളിക്കുക സ്വാഭാവികമായതു കൊണ്ട് തന്നെ “ ഓ ഒരു പഴുതാരയെ കണ്ടതിനാണൊ നീ ഇങ്ങനെ നിലവിളിക്കുന്നത്” എന്ന് പറഞ്ഞു കൊണ്ട് കൈകൊണ്ട് അതിനെ എറ്റുത്ത് മുറ്റത്തേക്ക് വലിച്ചെറിയുകയും ഒന്നും സംഭവിക്കാത്തതു പോലെ സുമതി അടുക്കളയിലേക്ക് കയറിപ്പോവുകയും ചെയ്തു. രാത്രി വൈകിയെത്തിയ പുരുഷോത്തമന്‍ നായര്‍ ഇടയ്ക്ക് മകന്‍ പഴുതാരയെ സ്വപ്നം കണ്ട് പേടിച്ച് കരയുന്ന മകനെ ചേര്‍ത്ത് കിടത്തുകയും പപ്പയുള്ളപ്പോള്‍ ഒരു പഴുതാരയും നിന്റെയടുത്ത് വരില്ലെന്ന് ധൈര്യം കൊടുക്കുകയും ചെയ്തു. മുറ്റത്തും പറമ്പിലും ഒക്കെ പഴുതാരകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പുരുഷോത്തമന്‍ നായര്‍ കാണാതിരുന്നില്ല. വിവരം ഭാര്യ് സുമതിയെ അറിയിക്കുകയും മുറ്റത്തും വരാന്തയിലുമൊക്കെയായി നട്ടു നനച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ പുറത്തേക്ക് മാറ്റാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്തിട്ടാണ്‍ പുരുഷോത്തമന്‍ നായര്‍ ഓഫീസിലേക്ക് പോയത്. ഓഫീസില്‍ പോകാന്‍ ഗേറ്റില്‍ എത്തിയപ്പോഴാണ്‍ മുകുന്ദന്‍ നായര്‍ പുതിയ ഏതോ ചെടിയുടെ വിവരങ്ങളുമായി വീട്ടിലേക്ക് വരുന്നത്. കുശലങ്ങള്‍ ചോദിച്ച് മറ്റൊന്നും മിണ്ടാതെ അയാള്‍ പടികളിറങ്ങി. ഓഫീസില്‍ വളരെ തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്‍ ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരുപഴുതാര പതിയെ തയയുയര്‍ത്തി നോക്കുന്നത് പുരുഷോത്തമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍ പതിവിലധികം ഒച്ചയെടുത്തു കൊണ്ട് ഗോവിന്ദന്‍ നായരെ വിളിക്കുകയും പഴുതാര വന്നതിനെ കുറിച്ചും ക്ലീന്‍ ചെയ്യാത്തതിനെ കുറിച്ചും ഏറെ നേരം സംസാരിച്ചു. “സര്‍ അത് പഴുതാരയൊന്നുമായിരുന്നില്ല. ഫയലുകള്‍ എല്ലാം തന്നെ പൊടിപിടിക്കാതെയുമുണ്ട് സാര്‍ അവിടെയൊക്കെ നോക്കിയെങ്കിലും ഒറ്റ പഴുതാര പോലുമുണ്ടായില്ല സാര്‍ സാധാരണ ഈര്‍പ്പമുള്ളിടങ്ങളിലാണ്‍ പഴുതാരകളെ കാണുക” ഗോവിന്ദന്‍ നായര്‍ അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ ശ്രമിച്ചു. അയാള്‍ ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ഫയലില്‍ ചുവനന്‍ പേന കൊണ്ട് വെറുതെ ഒരു പഴുതാരയുടെ നീളമുള്ള ചിത്രം വരച്ചു. കുറച്ച് നേരം കൂടി ഓഫീസിലിരുന്ന ശേഷം ഒരാഴ്ചാത്തെ ലീവ് എഴുതി ക്കൊടുത്ത് പുരുഷോത്തമന്‍ നായര്‍ ഓഫീസില്‍ നിന്നിറങ്ങി. ടൌണിലിറങ്ങി പഴുതാരകളെ നശിപ്പിക്കാനുള്ള മരുന്നുകളെ കുറിച്ച് മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റേഷനറികടകളിലും അന്യേഷിച്ചു നടന്നു. പലരും പലതരം മെഡിസിനുകള്‍ കൊടുത്തെങ്കിലും അയാള്‍ക്ക് ഒന്നിലും തൃപ്തി തോന്നിയില്ല മാത്രവുമല്ല ‘ഫെര്‍ഗു’ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സെയിത്സ്മാന്‍ പറഞ്ഞത് “ പഴുതായരയല്ലേ സാര്‍ അത് ഒന്ന് രണ്ട് ദിവസം കൊണ്ട് പോയിക്കോളും.” “അത് നീയാണോ തീരുമാനിക്കുന്നതെന്ന്’ കയര്‍ക്കാനും പുരുഷോത്തമന്‍ നായര്‍ തയ്യാറായി. അയാളുടെ മനസ്സില്‍ നീളന്‍ പഴുതാരകളപ്പോള്‍ ഇഴഞ്ഞ് നടന്നു കൊണ്ടേയിരുന്നു. അയാളപ്പോളോര്‍ത്തത് ‘കുഞ്ഞു മോനേ പഴുതാര ഉപദ്രവിക്കുമോ? സുമതിയുടെ വെളുത്ത് ഭംഗിയുള്ള കാല്‍ വിരലുകളില്‍ പഴുതാര നടന്നു കയറുമോ.. ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്താനും എല്ലാ പഴുതാര ക്കൂട്ടങ്ങളേയും ചുട്ട് ചാമ്പലാക്കാനും തോന്നി. നിനച്ചിരിക്കാതെ കൃഷിയാപ്പീസറുമായി സംസാരിക്ക്കുന്നതിനിടയില്‍ ഒരു പഴുതാര അയാളുടെ കാലിനിടയിലൂടെ ഷൂസിലേക്ക് കയറി പതിയ അയാളുടെ കാലിലേക്ക് കയറാന്‍ തുടങ്ങി. കൃഷിയാപ്പീസറതിനെ തട്ടിക്കളഞ്ഞു കൊണ്ട് ഇതൊക്കെ പതിവുള്ളതല്ലേന്ന് ചിരിക്കുകയും ചെയ്തു. “ഏട്ടനെന്താ ഈ വെപ്രാളപ്പെടുന്നേ..മുറ്റത്തും പറമ്പിലുമൊക്കെ മരുന്നു തളിച്ചല്ലോ എല്ലായിടവും വൃത്തിയാക്കിയിടുകയും ചെയ്തു. ഇനി യിപ്പോള്‍ പഴുതാരയെ പേടിക്കേണ്ടല്ലോ..പോരാത്തതിന്‍ പഴുതാരകള്‍ അത്ര വലിയ ഉപദ്രവകാരികളൊന്നുമല്ലേട്ടാ..” അതിനിടയിലാണ്‍ സാമ്പത്തീക മാന്ദ്യം അനുഭവിച്ച് കൊണ്ടിരുന്ന അമേരിക്കയില്‍ നിന്ന് തെക്കേടത്തെ വാസുക്കുട്ടനും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയത്. ഇനി കുറേക്കാലം ഇവിടെജീവിക്കാലോ പുരുഷട്ടാന്ന് വന്നതിന്റെ പിറ്റേദിവസം ഇടവഴിയില്‍ വച്ച് കണ്ടപ്പോള്‍ വാസു ക്കുട്ടന്‍ പറയുകയും ചെയ്തു. പുരുഷോത്തമന്‍ നായര്‍ അപ്പോള്‍ വെറുതെ ചിരിക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ്‍ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്ന വളര്‍ത്തു മത്സ്യങ്ങള്‍ കേരളത്തിലെ സാദാ ഭക്ഷണം കഴിച്ച് വണ്ണം വയ്ക്കുന്നതും പ്രവചനാതീത്മായി വളരുന്നതും വാര്‍ത്തയായത്. സുമതി അപ്പോള്‍ പറയുകയും ചെയ്തു, “വാസുക്കുട്ടന്‍ എവിടെയായലും പേരും പ്രശസ്തിയും തന്നെ. ദാ കണ്ടില്ലേ വെറുതെ കിടന്നോരു മീന്‍ ഇപ്പോള്‍ തടിച്ചുരുണ്ട് ഒരു നാലു വയസ്സുള്ള കുഞ്ഞു പോലുണ്ട്. ഇപ്പോഴതിനെ വട്ടക്കുളത്തിലിട്ടേക്കുകയാണ്‍” ദിനം പ്രതി വണ്ണവും ഉയരവും കൂടുന്ന അമേരിക്കന്‍ മത്സ്യം നാടിനും നാട്ടാര്‍ക്കും ആപത്താണെന്ന് മനസ്സിലാക്കാ‍ന്‍ അധികം താമസമൊന്നുമുണ്ടായില്ല. അതിനു പുറകെ വാസുക്കുട്ടന്‍ മത്സ്യ സംരക്ഷകരുടേയും ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പുറകെ ഓടി ഓടി അതിനെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടക്കുകയായിരുന്നു. ഓര്‍ത്തപ്പോള്‍ പുരുഷോത്തമന്‍ നായര്‍ക്ക് തലയിലൊരു പെരുപ്പ് അനുഭവപ്പെട്ടു. ഭാര്യയും മോനും നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെ കട്ടിലിനു പുറകിലും താഴെയുമായി ടോര്‍ച്ചടിച്ച് ഒരോ മൂലയും പരിശോധനയാരംഭിച്ചു. പെട്ടെന്നാണ്‍ വാതിലില്‍ മുട്ടു കേട്ടത്. ഒന്നല്ല രണ്ട് തവണ. പുരുഷോസ്ത്തമന്‍ നായര്‍ ഭയ ചകിതനായി. വാസുക്കുട്ടന്റെ വളര്‍ത്തു മത്സ്യം അയാളുടെ ചിന്തകളെ വട്ടക്കുളത്തിലിട്ട് കുത്തിമറിച്ചു. ഒന്നും ചെയ്യാനാവാതെ ഒരു നിമിഷം നിന്നെങ്കിലും ശ്വാസമടക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കയറാന്‍ വെമ്പുന്ന പഴുതാരകളെ പുരുഷോത്തമന്‍ നായര്‍ കണ്ടു. കയ്യില്‍ കരുതിയ നീളന്‍ ടോര്‍ച്ച് ഒന്ന് അനക്കാന്‍ പോലുമാകാതെ അയാള്‍ ശ്വാസമില്ലാതെ കിടന്നു. എല്ലായിടവും കയറി ഇറങ്ങിയ പഴുതാരകള്‍ സുമതിയുടെ ക്യൂട്ടെക്സിട്ട വിരലുകളിലേക്ക് ഇപ്പോ കയറുമല്ലോന്‍റെ മുച്ചിലോട്ടമ്മേന്ന് നിലവിളിച്ച് ശ്വാസം പുറത്ത് വരാനാകാതെ പുരുഷോത്തമന്‍ നായര്‍ ബോധമറ്റ് കിടന്ന് പോയി. അപ്പോഴും സുമതിയും മകനും നല്ല ഉറക്കം തന്നെയായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണമ്പറ്റ ഭാരതിവായനശാലയുടെ ഈ വർഷത്തെ (2021) വായനാപക്ഷാചരണത്തിന്റെ സമാപനം കുറിക്കുന്ന സമ്മേളനം ഉദ്ഘാപാലക്കാട് ജില്ലയിലെ മണ്ണമ്പറ്റ ഭാരതിവായനശാലയുടെ ഈ വര്‍ഷത്തെ (2021) വായനാപക്ഷാചരണത്തിന്റെ സമാപനം കുറിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.നം ചെയ്തു സംസാരിക്കുന്നു. കൊവിഡ് 19 സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല – Byline News Kelakam kerala Latest news Kannur കൊവിഡ് 19 സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല കൊവിഡ് 19 സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല കൊവിഡ് 19 സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല കൊവിഡ് 19 സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തടയാന്‍ ജാഗ്രതായാണ് ആവശ്യമെന്നും അനാവശ്യ ഭീതി ഉണ്ടാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകണമെന്നും നിയമസഭയില്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഹാമാരിയുടെ ഭീതി നിലനില്‍ക്കുമ്ബോള്‍ ജനങ്ങളില്‍ ആത്മവിശ്വാസവും ഭയരഹിതവുമായി പെരുമാറാനുള്ള സാഹചര്യവും ആണ് ഉണ്ടാക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇറ്റലിയില്‍ നിന്ന് വരുന്നവരെ പരിശോധിക്കണമെന്ന് ഫെബ്രുവരി 26 ഇറങ്ങിയ ഉത്തരവ് ഉണ്ട്. ഇറ്റലിയില്‍ നിന്ന് വന്നവരെ കണ്ടെത്താന്‍ കഴിയാതെ പോയത് കൊണ്ട് മാത്രമാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത് നാളെ ഇത്തരമൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ്. വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. നെടുമ്ബാശേരിയില്‍ മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തിലും പരിശോധന കര്‍ശനമല്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നത്. വിമര്‍ശിക്കുന്നു എന്ന് എത്ര ആക്ഷേപിച്ചിട്ടും കാര്യമില്ല. പറയേണ്ട കാര്യങ്ങള്‍ പറയും സഹകരിക്കേണ്ടിടത്ത് സഹകരിക്കും. സര്‍ക്കാരിന് മംഗളപത്രം എഴുതാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പതിറ്റാണ്ടുകളായി കേരള ജനത ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കുന്നവരാണ്. അവസാന ഉരുളക്കല്ല വയറ് നിറയുന്നത് എന്ന് ഓര്‍ക്കണം. കൊവിഡ് 19 ന് പ്രത്യേക ജാഗ്രതയാണ് വേണ്ടത്. സര്‍ക്കാരിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി പ്രവര്‍ത്തിക്കുന്ന ജോലി അല്ല പ്രതിപക്ഷത്തിന് ഉള്ളത്. പറയേണ്ട കാര്യങ്ങള്‍ പറഞ്ഞ് തന്നെ മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി തപസ്സ് ചെയ്യുന്നവര്‍ എല്ലാം ഇന്ദ്രപഥം കൈക്കലാക്കാന്‍ ആണെന്ന് ചൊല്ലുണ്ട് അതു പോലെയാണ് ചിലരുടെ വിചാരം എന്ന ഇന്നലെത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കുമുണ്ടായിരുന്നു പ്രതിപക്ഷ നേതാവിന് മറുപടി. പുരാണത്തില്‍ ദേവേന്ദ്രന്‍ മാത്രമല്ല ഹിരണ്യകശിപു കൂടി ഉണ്ടെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്. HomePALAഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധം പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. ഫാദർ സ്റ്റാൻ സ്വാമിക്ക് നീതി നിഷേധം പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ദീപം തെളിച്ച് പ്രതിഷേധിച്ചു. ആദിവാസികൾക്കും അധഃസ്ഥിതർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി യു.എ.പി.എ അടക്കമുള്ള വകുപ്പുകൾചുമത്തി ജയിലിലടച്ച് മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരത കടുത്ത നീതി നിഷേധവും നഗ്നമായ മനുഷ്യാവകാശ കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളിക്കവലയിൽ ഫാ.സ്റ്റാൻ സ്വാമിയുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരി ദീപം തെളിച്ച് പ്രതിഷേധം വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താന്‍ വല്ല പഠനവും നടന്നിട്ടുണ്ടോ? നടന്നിട്ടില്ലെങ്കില്‍ നടത്തേണ്ടതാണ്. ആ വോട്ട് കിട്ടിയോ ഈ വോട്ട് കിട്ടിയോ ജയിക്കുമോ തോല്‍ക്കുമോ എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ മനുഷ്യന് എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്താനാവുക, രണ്ടിലൊന്നറിയാതെ ഉറങ്ങുന്നതെങ്ങനെ. ഇരുപതില്‍ ഇരുപത് കിട്ടും നൂറില്‍ നൂറുകിട്ടും എന്നെല്ലാം ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കാം കുറച്ചുനാള്‍. തുടര്‍ന്നും അത് പറയാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ പിടിച്ച് മാനസികരോഗാസ്പത്രിയിലാക്കും. അതുപറ്റില്ല. അലസമനസ്സ് പിശാചിന്റെ പണിശാലയാണ് എന്ന് പറഞ്ഞിട്ടുണ്ട് ജ്ഞാനികള്‍. കോണ്‍ഗ്രസ്സിലാണ് പ്രശ്‌നം രൂക്ഷം. എത്രയെത്ര പിശാചുകളാണ് പ്രാന്തുപിടിച്ച് മാന്തുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇനിയും പത്തിരുപത് ദിവസമുണ്ട്. അടുത്തദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന പാര്‍ട്ടിയുടെ ലോക്‌സഭാസീറ്റ് കുറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ സ്ഥാനം തെറിക്കുമെന്നൊരു ഇന്‍ഡാസ് ഹൈക്കമാന്‍ഡ് ഇറക്കിയതായി കേള്‍ക്കുന്നു. കേരളത്തിന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ് ഭീഷണി. ഇതില്‍ അനീതിയോ അക്രമമോ ഒട്ടുമില്ല. എന്നുമാത്രമല്ല, രാജഭരണകാലംമുതല്‍ ഈ കോര്‍പ്പറേറ്റ് ഭരണകാലംവരെ നിലനിന്നുവരുന്ന പൊതുസമ്പ്രദായത്തിന്റെ രാഷ്ട്രീയരൂപവുമാണത്. മഹാരാജാവിന് കപ്പം കൊടുക്കുന്നത് കുറഞ്ഞാല്‍ നാട്ടുരാജാവിന്റെ തല തെറിക്കുമായിരുന്നു. കമ്പനിയുടെ കച്ചവടം കുറഞ്ഞാല്‍ ചിലപ്പോള്‍ മാര്‍ക്കറ്റിങ് മാനേജരുടെ പണി തെറിക്കും. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേന്ദ്രത്തിലെ കച്ചോടം പൂട്ടിയാല്‍ ശിക്ഷ റീജണല്‍ മാര്‍ക്കറ്റിങ് മാനേജരായ മുഖ്യമന്ത്രിക്കുതന്നെയാണ് കിട്ടേണ്ടത്. എങ്കിലും ഇതിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ ഉണ്ടാക്കിവെക്കുന്നതല്ലേ നല്ലത്? കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് കേരളത്തില്‍നിന്ന് കിട്ടിയത് 13 സീറ്റാണ്. ഘടകകക്ഷി സീറ്റുകൂടി കൂട്ടിയാല്‍ 16. ഇതില്‍ എത്ര കുറഞ്ഞാലാണ് മുഖ്യമന്ത്രിയുടെ നമ്പര്‍വണ്‍ സ്റ്റേറ്റ് കാറിന്റെ ടയറിലെ കാറ്റ് പോവുക ഇരുപതില്‍ പാതി കിട്ടിയാല്‍ രക്ഷപ്പെടുമോ എട്ടെങ്കിലും ഈയിടെയായി അടികളും ഇരുട്ടടികളും നാനാഭാഗത്തുനിന്നും പരക്കെ കിട്ടുന്നതുകൊണ്ട്, അടി അത്രവലിയ കാര്യമൊന്നുമല്ല എന്നനിലയിലെത്തിയിരുന്നു യു.ഡി.എഫ്. ഇരുമ്പുവടികൊണ്ട് തലമണ്ടയ്ക്കുതന്നെ ഒന്ന് കിട്ടിയാലും തലയൊന്ന് തടവി നടന്നുപോകാവുന്ന അവസ്ഥ. ഒന്നും ഏശുകേല. ഭരണകക്ഷിയായാല്‍ അങ്ങനെ വേണം. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ വലിയ സമാധാനമുണ്ടായി. ഇനി വോട്ടെടുപ്പുവരെ പുതിയ പ്രഹരങ്ങളൊന്നുമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഭരണം ഫ്രീസറിലാവും. അതുകൊണ്ട് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടാവില്ല. അങ്ങനെ മനസ്സമാധാനത്തോടെ വോട്ടുപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇടിത്തീപോലെ അത് വന്നുപതിച്ചത്. ഭരണകക്ഷികള്‍ക്ക് ദോഷകരമാവുന്ന കേസ് വിധികള്‍ വോട്ടെടുപ്പ് കഴിഞ്ഞേ പ്രഖ്യാപിക്കാവൂ എന്ന് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നില്ല. അബദ്ധമായിപ്പോയി. അതുകൂടി ചേര്‍ക്കാമായിരുന്നു. സലിംരാജ് എന്ന മുന്‍ ഗണ്‍മാന്‍ ഭൂമിതട്ടിപ്പ് നടത്തിയോ ഇല്ലയോ എന്നത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഒരു ഡെപ്യൂട്ടി താസില്‍ദാര്‍ മതി. പോട്ടെ, പോരെങ്കില്‍ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആവട്ടെ. സഹായത്തിന് ഒരു എസ്.ഐ.യും ഉണ്ടായിക്കോട്ടെ. പോക്കുവരവും തണ Michael Elkan സൃഷ്ടിച്ച തീം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിനം പ്രതി ഒരുപാട് വൈറൽ സംഭവങ്ങൾ നടക്കാറുണ്ട്. അതിൽ മിക്ക സംഭവങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെടാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു സംഭവം ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വെറും രണ്ട് വയസ്സ് പ്രയം ഉള്ള ഒരു കുട്ടിയാണ് സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുന്നത്. ഈ പ്രായത്തിൽ എന്ത് ചെയണം ചെയ്യാൻ പാടില്ല എന്ന് തിരിയാത്ത ഒരു പ്രയം കൂടിയാണ് എന്നിട്ടും ഈ 2 വയസുള്ള കുട്ടി രക്ഷിച്ചത് രണ്ട് ജീവൻ. … ഗർഭിണിയായ സ്വന്തം അമ്മയുടെ മരണം മുന്നിൽ കണ്ടപ്പോൾ 2 വയസ്സ് പ്രായം ഉള്ള കുട്ടി ചെയ്തത് കണ്ടോ Read More » കൈ നിറയെ സാമാനങ്ങളുമായി സുരേഷ് ഗോപി ഓടി എത്തി വിശ്വസിക്കാൻ പറ്റാതെ നിറ കണ്ണുകളുമായി ആ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മലയാള സിനിമയിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന താരരാജാവാണ് സുരേഷ് ഗോപി. ആക്ഷൻ സീനുകൾ ചെയാനുള്ള താരത്തിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്. നിറമുള്ള രാവുകൾ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ശ്കതമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത താരം കൂടിയാണ്. ഇന്നിപ്പോൾ താരം ഒരു രാക്ഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. മനുഷ്യ മൂല്യത്തെ ബഹുമാനിക്കുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം. ഇതിനകം തന്നെ … കൈ നിറയെ സാമാനങ്ങളുമായി സുരേഷ് ഗോപി ഓടി എത്തി വിശ്വസിക്കാൻ പറ്റാതെ നിറ കണ്ണുകളുമായി ആ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി Read More » സെറ്റ് സാരിയിൽ പൊളിയായി മീനാക്ഷി അടുത്തിരുന്നു പൂക്കളം ഇട്ട് കുഞ്ഞു മഹാലക്ഷ്മി… ഓണഘോഷം അടിപൊളിയാക്കി ദിലീപും കാവ്യയും മലയാള സിനിമയിൽ ഇന്നും ഒരുപാട് ആരാധകർ ഉള്ള തരാം ആണ് ദിലീപ്. ഇതിനകം തന്നെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. മിമിക്രി രംഗങ്ങളിൽ നിന്നാണ് താരം സിനിമയിൽ എത്തിയത്. ഇന്നിപ്പോൾ മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ കൂടിയാണ് ദിലീപ് അതുകൊണ്ട് തന്നെ മലയാളികൾ ഇഷ്ടപെട്ടുന ഒരു താര കുടുംബം കൂടിയാണ് ദിലീപിന്റെ. ഈ കഴിഞ്ഞ ദിവസം ദിലീപ് നായകൻ ആവുന്ന എറ്റവും പുതിയ സിനിമയായ കേശു ഈ വീടിന്റെ ഐശ്വര്യം എന്ന … സെറ്റ് സാരിയിൽ പൊളിയായി മീനാക്ഷി അടുത്തിരുന്നു പൂക്കളം ഇട്ട് കുഞ്ഞു മഹാലക്ഷ്മി… ഓണഘോഷം അടിപൊളിയാക്കി ദിലീപും കാവ്യയും Read More » വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങൾ വീട്, എല്ലാവരുടെയും സ്വപനമാണ്.സുരക്ഷിതത്വവും സന്തോഷവും നിറയുന്ന സ്വപ്നഭവനം പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ കീശ കാലിയാവാതെ സൂക്ഷിക്കാം വീട് പണിയുമ്പോൾ ഒരുപാടു അബദ്ധങ്ങളും ചതികളും നമുക്ക് നേരിടേണ്ടി വരാറുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടം വരുത്തിവെയ്ക്കും. വീടുപണിയുന്നവർക്കും പണിയാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമായ കുറച്ചു കാര്യങ്ങൾ ആണ് ഇനി പറയുന്നത് വീട് പണിയാൻ നമ്മൾ തെരഞ്ഞെടുക്കുന്ന വസ്തുവിൽ നിന്ന് തന്നെ നമ്മുടെ കൃത്യമായ കരുതൽ ഉണ്ടാവണം. ആധാരത്തിൽ നമ്മുടെ വസ്തു എങ്ങനെയാണ് രേഖപെടുത്തിയിരിക്കുന്നത് എന്ന … വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 15 പ്രധാന കാര്യങ്ങൾ Read More » സാധാരണകാർക്ക് എങ്ങനെ ഒരു അടിപൊളി വീട് നിർമിക്കാം ഒരു വീട് എന്ന സ്വപ്നം ഉള്ളിൽ കൊണ്ട് നടക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. സ്വന്തം ആയി ഒരു നല്ല വീട് പണിയുക അതിൽ എല്ലാ സൗകര്യങ്ങളോട് കൂടി ഒരു ദിവസം ആണെങ്കിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവr ആയിരിക്കും എല്ലാവരും. എന്നാൽ സാധാരണകർക്കു വീട് എന്ന സ്വപ്‌നം പൂർത്തികരിക്കാൻ ഒരുപാട് പ്രശ്നങ്ങൾ തരണം ചെയേണ്ടി വരും. ഇവരുടെ മുന്നിൽ എറ്റവും വലിയ പ്രശ്‌നം ഒന്നാണ് വീട് പണിയാൻ മതിയായ പണം ഇല്ലാത്തത്. ഇന്നിപ്പോൾ ഈ കോവിഡ് കാരണം വീട് … സാധാരണകാർക്ക് എങ്ങനെ ഒരു അടിപൊളി വീട് നിർമിക്കാം Read More » ഒരു രൂപ പലിശ ഇല്ലാതെ വീട് വെക്കാൻ ലോൺ ലഭിക്കും ഇത്ര കാര്യങ്ങൾ ചെയ്ത മതി സ്വന്തം ആയി വീട് വെക്കാൻ എല്ലാവരും പലതരത്തിലുള്ള ബാങ്ക് ലോൺ എടുക്കാറുണ്ട്. കാരണം സാധാരണകാരാണ് ഒരു വീട് പണിയാൻ അവരുടെ കൈയിൽ പണം ഉണ്ടാവണം എന്നില്ല. അങ്ങനെ നികുമ്പോൾ ആണ് ബാങ്കിൽ നിന്നും അല്ലെങ്കിൽ വേറെ എവിടെ നിന്നെങ്കിലും കടം ആയും ലോൺ ആയും വാങ്ങുന്നത്. എന്നാൽ ഇന്ന് ബാങ്കുകളിൽ ഒരുപാട് ഉയർന്ന തരത്തിലാണ് അവർ പലിശ ഈടാക്കുന്നത്. വലിയ തോതിൽ പലിശ ഈടാക്കിയാൽ സാധാരണകാരാണ് അത് അടക്കാൻ പറ്റണം എന്നില്ല. എന്നാൽ ഇത്തരം പ്രശ്നം കുടുതലും … ഒരു രൂപ പലിശ ഇല്ലാതെ വീട് വെക്കാൻ ലോൺ ലഭിക്കും ഇത്ര കാര്യങ്ങൾ ചെയ്ത മതി Read More » ചെറിയ സ്ഥലത് എങ്ങനെ വലിയ വീട് നിർമിക്കാം സാധാരണക്കാർക്ക് ഉപകാരം ആവുന്ന വീഡിയോ എല്ലാ മനുഷ്യരുടെയും ഏറ്റവും വലിയ സ്വപ്‌നം ആയിരിക്കും ഒരു ഭവനം നിർമിക്കുക എന്നത്. ഒരു വീട് എന്ന സ്വപ്നം ഒരുപക്ഷെ കുട്ടികാലം മുത്തലെ മനസിൽ കൊണ്ട് നടക്കുന്ന ഒരു ആഗ്രഹം ആയിരിക്കും.എന്നാൽ ഒരു സാധാരണ വീട് ഉണ്ടാക്കാൻ തന്നെ ലക്ഷകണക്കിന് രൂപായുടെ ആവിശ്യം ഉണ്ടാവും. ഒരു വീട് ഉണ്ടാകണം എങ്കിൽ അതിന്റെ പുറകിൽ ഒരുപാട് അധ്വാനം ഉണ്ടാവും. ശരീരികമായും മാനസികമായും ഉണ്ടാവും. പണം ഉണ്ടായാൽ മാത്രം ഒരു വീട് നിർമിക്കാൻ പറ്റൂല്ല. അതിന് അനുസരിച്ചു ജോലി ചെയ്യുന്ന … ചെറിയ സ്ഥലത് എങ്ങനെ വലിയ വീട് നിർമിക്കാം സാധാരണക്കാർക്ക് ഉപകാരം ആവുന്ന വീഡിയോ Read More » ഒറ്റ ഗ്യാസ് സിലിണ്ടർ കുറഞ്ഞത് 6 മാസം വരെ ഉപയോഗിക്കാം ഈ ട്രിക്ക് അറിഞ്ഞാൽ മാത്രം മതി ശരാശരി ഒരു വീട്ടിൽ ഒരു ഗ്യാസ് സിലിണ്ടർ കൂടിപ്പോയാൽ ഒരു മുന്ന് മാസം മാത്രം ആയിരിക്കും ഉപയോഗിക്കാൻ പറ്റുന്നത്. എങ്ങനെ ഉപായയോഗിച്ചാൽ ചുരുങ്ങിയത് ഒരു വർഷം ഒരുപാട് രൂപ ഇതിനായി ചെലാവയി പോവും ഇന്ന് എല്ലാവരും ഗ്യാസാണ് ഉപയിഗികുനത്. പണ്ടത്തെ പോലെ വിറക്ക് അടിപ്പിൽ ആരും അതിനെ ഉപയോഗികാറിലെ. അതിന്റെ പ്രധാന കാരണം എന്നത് സമയം ലഭിക്കാൻ വേണ്ടിയാണ്. ഒരു വിറക് അടുപ്പ് കത്താൻ തന്നെ ഒരുപാട് സമയം എടുക്കും അതുകൊണ്ട് ആണ് ഇന്നത്തെ സ്ത്രീകൾ ഗ്യാസിലേക്ക് … ഒറ്റ ഗ്യാസ് സിലിണ്ടർ കുറഞ്ഞത് 6 മാസം വരെ ഉപയോഗിക്കാം ഈ ട്രിക്ക് അറിഞ്ഞാൽ മാത്രം മതി Read More » സിമന്റും മരവും ഇല്ലാതെ സാധാരണകരന്റെ വീട് നിർമാണം ഒരു വീട് പൂർണ്ണമാവാൻ ഒരു പാട് കടമ്പകൾ ഉണ്ട്. ഒരുപാട് അധ്വാനത്തിന്റെ ഫലമായിട്ടാണ് ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നത്. എന്നാൽ ഒരു വീട് സിമന്റും മരവും ഇല്ലാതെ വീട് നിർമ്മിക്കാൻ പറ്റുമോ എന്നുള്ള സംശയം എല്ലാവർക്കും ഉണ്ടാവും. എന്നാൽ ഈ സംശയം ഇപ്പോൾ ഇല്ലാതെ ആയിരിക്കുകയാണ്. സിമന്റും മരവും ഇല്ലാതെ ഒരു അടിപൊളി വീട് നിര്മിച്ചിരിക്കുകയാണ്. ആധുനിക സൗകര്യതോട് കൂടിയ ഒരു ഇരുനില വീടാണ് ഇത്. ഇന്ന് വീട് പണിയുന്നവർ പ്രധമായും നേരിടുന്ന പ്രശ്‌നം ആണ് … സിമന്റും മരവും ഇല്ലാതെ സാധാരണകരന്റെ വീട് നിർമാണം Read More » രണ്ടര ലക്ഷം രൂപക്ക് അടിപൊളി വീട് പണിതാലോ രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന ചെറുവീടുകൾ എല്ലാവരുടെയും എറ്റവും വലിയ ലക്ഷ്യം ആണ് സ്വന്തമായി ഒരു സ്വപ്ന ഭവനം പണിയുക എന്നത്. ഒരുപാട് കാലത്തെ ആഗ്രഹം ആയിരിക്കും അത്. എന്നാൽ ഈ സ്വപ്നത്തിൽ എത്താൻ ഒരുപാട് കടമ്പകൾ കടകാനുണ്ട് ആദ്യത്തെ കടമ്പ എന്നത് വീട് നിർമിക്കാൻ വേണ്ടിയുള്ള പണം. എന്നാൽ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ എല്ലാവരുടെയും സാമ്പത്തിക ശേഷി വളരെ മോശമായി തുടരുകയാണ്.ഈ കൊറോണ കാരണം എല്ലവരും വലിയപ്രതിസന്ധികളിൽ ആണ്. ഒരുപാട് ആൾക്കാരുടെ ജോലി നഷട്ടപെട്ടു അതുകുടത്തെ ബാങ്ക് ലോണുകൾ എന്തായാലും ഈ സാഹചര്യം … രണ്ടര ലക്ഷം രൂപക്ക് അടിപൊളി വീട് പണിതാലോ രണ്ട് ലക്ഷം രൂപയ്ക്ക് നിർമ്മിക്കാവുന്ന ചെറുവീടുകൾ Read More » അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ ചെറുപ്പത്തിൽ പൊലിഞ്ഞു പോയ മകനെ പറ്റി ചക്കപ്പഴത്തിലെ ലളിതാമ്മ ലോക അത്‌ലറ്റിക്‌സ് പുരസ്‌കാരം അഞ്ജു ബോബി ജോർജിന് പ്രൊഫഷണല്‍ അല്ലെങ്കിലും കാഴ്ചയ്ക്ക് ഏറെ ഭംഗിയായിരുന്നു. കസവുടുത്ത് ചേലചുറ്റി ഏറെനേരം തിരുവാതിര ഉണ്ടാവും. ഒരു ഗ്രാമമൊന്നാകെ ചേരുന്ന തിരുവാതിരകളിയൊക്കെ അര്‍ധരാത്രിവരെ നീളും. ഓണമെന്നു കേള്‍ക്കുമ്പോഴേ നാട്ടാര്‍ക്കെല്ലാം ഉത്സാഹമേറും. നിറഞ്ഞ ഭക്ഷണത്തിനൊപ്പം കളികളും സുലഭം. ഓണക്കാലമെന്നാല്‍ ഓണക്കളികളുടെയും കാലമായിരുന്നു. തിരുവാതിരയും തുമ്പിതുള്ളലും പുലികളിയും കിളികളി മത്സരവുമെല്ലാം ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉത്സവാന്തരീക്ഷമൊരുക്കിയിരുന്നു. ഓണമൊരുക്കിനൊപ്പം കളിയൊരുക്കവും ഉണ്ട്. പുലികളി ചിങ്ങം പിറക്കുമ്പോഴേ തുടങ്ങും. ക്രിസ്മസിന് മുന്‍പ് കരോള്‍ വരുന്നപോലെ എല്ലാ വീട്ടിലും പുലിയും വേടക്കാരനും വേഷം കെട്ടിയെത്തുമായിരുന്നു. മാവേലി വരുന്നേ മാവേലിമന്നന്‍ വരുന്നേ, വീട്ടുകാരേ വേഗമൊരുക്കം തുടങ്ങോ എന്നവരികളാണ് വേടന്‍ പാടുക. പുലിയും കൂടെയുണ്ടാവും. വാഴയുടെ കൈകള്‍ ശരീരമാകെ കെട്ടിവച്ചായിരുന്നു വേടന്റെ വരവ്. ചിലയിടത്ത് ശരീരമാകെ കരിതേച്ചാണ് വേടന്‍ വരുന്നത്. വേടനായി മിക്കപ്പോഴും വേഷം കെട്ടുന്നത് മുതിര്‍ന്നവരായിരുന്നു. ഓണാട്ടുകരയിലൊക്കെ ഇപ്പോഴും പുലികളിയുണ്ട്. തിരുവാതിരകളി ഏറ്റവുമധികം നടക്കുക പൂരാടത്തിനും ഉത്രാടത്തിനുമായിരുന്നു. സന്ധ്യാനേരത്തായിരുന്നു മിക്കയിടത്തും തിരുവാതിരകളി. നാലോ അഞ്ചോ വീടുകളിലെ സ്ത്രീകള്‍ വലിയ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിരുവാതിര കളിച്ചിരുന്നത്. പ്രൊഫഷണല്‍ അല്ലെങ്കിലും കാഴ്ചയ്ക്ക് ഏറെ ഭംഗിയായിരുന്നു. കസവുടുത്ത് ചേലചുറ്റി ഏറെനേരം തിരുവാതിര ഉണ്ടാവും. ഒരു ഗ്രാമമൊന്നാകെ ചേരുന്ന തിരുവാതിരകളിയൊക്കെ അര്‍ധരാത്രിവരെ നീളും. കൈകൊട്ടിക്കളിയും കിളികളിയും തുമ്പിതുള്ളലുമാണ് പിന്നെയുള്ള പ്രധാന ഓണക്കളികള്‍. കിളികളി പുരുഷന്മാരുടേതാണ്. പത്തുദിവസവും ഗ്രാമത്തിലെ ഏതെങ്കിലും പൊതു സ്ഥലത്തായിരിക്കും കിളികളി. മത്സരക്കളിയാണ് കിളികളി. ഉപ്പ് എന്ന് പറഞ്ഞ് ഓടിക്കയറുന്നതാണ് കിളികളി. ഇത്ര ഉപ്പ് ചാടുന്നവരാണ് വിജയികള്‍. കൈകൊട്ടിക്കളി തിരുവോണത്തിനും അവിട്ടത്തിനുമായിരുന്നു. ഓരോ നാടിന് അനുസരിച്ച് ഇത് മാറും. തുമ്പിതുളളല്‍ മിക്കവാറും തിരുവോണ നാളിലായിരുന്നു. കാണികളെ ആശ്ചര്യത്തിലാക്കുന്ന ഏറെ മനോഹരമായ കളിയായിരുന്നു തുമ്പിതുളളല്‍. പിന്നെ, കബഡികളിയും കുട്ടിയുംകോലും കളികളും പഴയ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു. സുന്ദരിക്ക് പൊട്ടുകുത്തി ജിംഗാന്‍; സ്പൂണിന് അവധി നല്‍കി സദ്യയുടെ രസം പിടിച്ച് ഷറ്റോരി അമ്മമ്മ ഉമ്മൂമ്മ സദ്യ; അനു സിതാരയുടെ മതസൗഹാര്‍ദ്ദ ഓണം പൂ പറിക്കാന്‍ പോക്കും, അഴിച്ചുവിട്ട പട്ടിയും, കടലപ്രഥമനും: മണിയന്‍ പിള്ള രാജുവിന്റെ ഓണം പിങ്കണിഞ്ഞ് ഓണമാഘോഷിച്ച് അഹാനയും കുടുംബവും; കണ്ണുവച്ച് ആരാധകര്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 'ജീവിക്കാന്‍ കാശല്ല, ധൈര്യമാണ് വേണ്ടതെന്ന് പഠിപ്പിച്ച അപ്പനാണെന്റെ ഹീറോ' അച്ഛന്റെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇന്ത്യന്‍ വോളിബോള്‍ താരം മനു ജോസഫ്. 2015-ല്‍ റഷ്യയില്‍ നടന്ന ലോക റെയില്‍വേ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരയപ്പോള്‍ നിര്‍ണായകമായത് മനു ജോസഫിന്റെ പ്രകടനമായിരുന്നു. ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ഇന്ത്യയുടെ വിജയം. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ മനു ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും റെയില്‍വേസിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്‌. മനു ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഗില്‍ ബൗണ്ടറി അടിച്ചപ്പോള്‍ സച്ചിനെ വിളിച്ച് കാണികള്‍; കാരണം സാറയുമായുള്ള പ്രണയം? മുംബൈ: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ അഫ്ഗാന്‍ വനിതാ വോളിബോള്‍ താരത്തെ താലിബാന്‍ തലയറുത്ത് കൊന്നു; സഹതാരങ്ങള്‍ ഒളിവില്‍ കാത്തിരിപ്പിന് വിരാമം, വോളിബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഗില്‍ ബൗണ്ടറി അടിച്ചപ്പോള്‍ സച്ചിനെ വിളിച്ച് കാണികള്‍; കാരണം സാറയുമായുള്ള പ്രണയം? ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്; അജാസിനെ അഭിനന്ദിക്കാന്‍ കിവീസ് ഡഗ്ഔട്ടിലെത്തി കോലിയും ദ്രാവിഡും 'ഒരു ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത തോറ്റപ്പോള്‍ ഷാരൂഖ് എന്നെ ശകാരിച്ചു ജൂഹി ചൗള പറയുന്നു ഈ വര്‍ഷം ഇത് നാലാമത്തെ 'ഡക്ക് കോലിക്ക് നാണക്കേടിന്റെ റെക്കോഡ് ഇന്ത്യക്കെതിരേ 'പരുക്കേറ്റു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് ആദ്യ മത്സരം നഷ്ടമാകും Liam Livingstone in doubt for T20 World Cup opener ഇന്ത്യക്കെതിരേ 'പരുക്കേറ്റു ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് ആദ്യ മത്സരം നഷ്ടമാകും സന്നാഹ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിനു പുറമേ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ കനത്ത തോല്‍വി നേരിട്ടതിനു പുറമേ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. മത്സരത്തിനിടെ പരുക്കേറ്റ സൂപ്പര്‍ താരം ലിയാം ലിവിംഗ്സ്റ്റണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം നഷ്ടമായേക്കും. ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ലിവിങ്‌സ്റ്റണു പരുക്കേറ്റത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം പന്തില്‍ കിഷന്‍ അടിച്ച ഷോട്ട് ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നത് ക്യാച്ചെടുക്കാന്‍ ലിവിംഗ്സ്റ്റണ്‍ ഓടിയെത്തുകയുമായിരുന്നു. ഇംഗ്ലണ്ടിന്റെ മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ലിവിംഗ്സ്റ്റണ്‍ അനായാസം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കുമെന്ന് കരുതിയെങ്കിലും അത് നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ ചെറുവിരലില്‍ പരിക്കുമേല്‍ക്കുകയായിരുന്നു. പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ട ലിവിംഗ്സ്റ്റണ്‍ മൈതാനം വിടുകയും ചെയ്തു. വി.കെ. പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ ഇവരൊരുമിച്ച 'ബ്യൂട്ടിഫുള്‍' ഇറങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ് മഴനീര്‍ത്തുള്ളിക'ളായി ആ ചിത്രം ഇന്നും ഇടയ്‍ക്കിടെ ഓര്‍മ്മയിലെത്താറുമുണ്ട്. ഇവര്‍ മൂവരും കൈകോര്‍ക്കുമ്പോള്‍ ബ്യൂട്ടിഫുള്ളായ മറ്റൊരു ചിത്രമല്ലാതെ വേറെന്താണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടത്? അഭിനയത്തില്‍ ജയസൂര്യയോ, അഭിനയത്തിലും രചനയിലും അനൂപ് മേനോനോ, സംവിധാനത്തില്‍ വി.കെ. പ്രകാശോ നിരാശപ്പെടുത്തിയില്ല ട്രിവാന്‍ഡ്രം ലോഡ്‍ജ്' വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്. ടൈം ആഡ്സ് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യനാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം. ഹണി റോസാണ്‌ ചിത്രത്തില്‍ നായികസ്ഥാനത്ത്. ടിക്കറ്റെടുത്ത് ലോഡ്‍ജിലെത്തുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല, രണ്ടു മണിക്കൂര്‍ ആസ്വാദ്യകരമായി കഴിച്ചു കൂട്ടുവാനുള്ളതൊക്കെ അണിയറ ശില്‍പികള്‍ ലോഡ്ജില്‍ കരുതിയിട്ടുണ്ട്. അതേ സമയം, അനൂപ് മേനോനും വി.കെ. പ്രകാശും എന്താണ്‌ സിനിമയിലൂടെ പറയുവാനുദ്ദേശിച്ചത്, അതിലവര്‍ എത്രകണ്ട് വിജയിച്ചു എന്നൊക്കെ ചിന്തിച്ചാല്‍ ഒരെത്തും പിടിയും കിട്ടണമെന്നുമില്ല. ചിത്രത്തിന്റെ പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ സിനിമ എന്തായിരിക്കും എന്നതിനെക്കുറിച്ച് ചില ഏകദേശ ധാരണകളൊക്കെ രൂപപ്പെടുത്താം. പൂര്‍ണമായൊരു കഥയൊന്നും 'ട്രിവാന്‍ഡ്രം ലോഡ്‍ജ്' പറയുന്നില്ല, മറിച്ച് പ്രസ്‍തുത ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില മനുഷ്യജീവിതങ്ങളെ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്. ഈ പറഞ്ഞത് ചിത്രത്തിന്റെ പരിമിതിയല്ല, മറിച്ച് സിനിമയുടെ മെച്ചമായി തന്നെ അനുഭവപ്പെടുന്നുണ്ട്. കഥ നടക്കുന്ന ലോഡ്‍ജ് അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ പറിച്ചു നടുവാനായതും സിനിമയ്‍ക്ക് ഗുണകരമായി. അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളാണ്‌ ചിത്രത്തില്‍ ഏറെയും, പക്ഷെ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'നെ സംബന്ധിച്ചിടത്തോളം അത് ആവശ്യമാണ്. പണക്കാരനായ മകന്റെ ഹോട്ടലുടമയായ അച്ഛന്‍, അവിടെയെത്തുന്ന കൊച്ചുമകന്‍, പിന്നീടുള്ള അച്ഛനും മകനുമൊരുമിച്ചുള്ള സംഭാഷണങ്ങള്‍ ഇതൊക്കെ ഒന്നു മാറ്റി പിടിക്കാമായിരുന്നു തൂവാനത്തുമ്പികളി'ലെ തങ്ങളെ കൊണ്ടുവന്നതും ജയകൃഷ്ണനെ പരാമര്‍ശിച്ചതുമൊക്കെ ചിത്രത്തിന്‌ പ്രത്യേകിച്ചെന്തെങ്കിലും ഗുണം ചെയ്തുവെന്ന തോന്നലില്ല. ചിത്രം മുന്നോട്ടുവെയ്‍ക്കുന്ന ആശയങ്ങളിലെ വൈരുദ്ധ്യം എത്രത്തോളം വിശ്വസനീയമായി അനൂപ് മേനോന്‌ അവതരിപ്പിക്കുവാനായി എന്ന കാര്യത്തിലും സംശയമുണ്ട്. ജയസൂര്യയുടേയോ അനൂപ് മേനോന്റെയോ കഥാപാത്രങ്ങളിലൂടെയല്ല, മറിച്ച് ഹണി റോസിന്റെ ധ്വനി നമ്പ്യാരെന്ന കഥാപാത്രത്തിലൂന്നിയാണ്‌ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ കഥ വികസിക്കുന്നത് അല്ലെങ്കില്‍ ആശയങ്ങള്‍ ധ്വനിപ്പിക്കുന്നത് തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്റെ റോള്‍ ഭംഗിയാക്കി. അനുപ് മേനോന്റെ സ്ഥിരം കഥാപാത്രങ്ങളുടെ ഛായയില്‍ തന്നെ രവിശങ്കറിനെ രൂപപ്പെടുത്തിയിരിക്കുന്നു. രവിശങ്കറിനൊപ്പം നായകസ്‍ഥാനത്തുള്ള അബ്‍ദുവിനാണ്‌ സാധ്യതകള്‍ കൂടുതലുള്ളത്, കിട്ടിയ അവസരം ജയസൂര്യ പ്രയോജനപ്പെടുത്തുകയും ചെയ്തു. ലോഡ്‍ജിലെ അന്തേവാസികളില്‍ പി. ബാലചന്ദ്രന്‍, സൈജു കുറുപ്പ്, സുകുമാരി, ജനാര്‍ദ്ദനന്‍ തുടങ്ങിയവരൊക്കെ മികച്ചു നിന്നു. ദേവി അജിത്ത്, തെസ്‍നി ഖാന്‍ എന്നിവരുടേതാണ്‌ മറ്റു രണ്ട് പ്രസക്തമായ കഥാപാത്രങ്ങള്‍/ കന്യകയെന്ന പേരും, വേശ്യയെന്ന തൊഴിലും തെസ്‍നി ഖാനെ ഉപയോഗിച്ചത് മനഃപൂര്‍വ്വമാവാം ബ്യൂട്ടിഫുള്ളി'ലെ പ്രസ്‍തുത കഥാപാത്രത്തിന്റെ തുടര്‍ച്ച പക്ഷെ മറ്റാരെയെങ്കിലും ഈ കഥാപാത്രത്തിനായി ഉപയോഗിക്കാമായിരുന്നു. മാസ്റ്റര്‍ ധനഞ്ജയുടെ അര്‍ജ്ജുന് എന്തോ ഒരു ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. കുട്ടികളെ ഉപയോഗിക്കുവാന്‍ വി.കെ. പ്രകാശ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലാണ്‌ പ്രസ്‍തുത കഥാപാത്രം നല്‍കിയത്. ബേബി നയന്‍താര, ഗായകന്‍ ജയചന്ദ്രന്‍, അരുണ്‍, കൊച്ചു പ്രേമന്‍ എന്നിങ്ങനെ മറ്റു പലരുമുണ്ട് ചിത്രത്തില്‍. ഒരു ഗാനരംഗത്തിലും ചുരുക്കം ചില രംഗങ്ങളിലും മാത്രമാണ്‌ ഭാവന വരുന്നത്. ക്ലോസപ്പ് ഷോട്ടുകളുടേയും മീഡിയം ക്ലോസപ്പ് ഷോട്ടുകളുടേയും ധാരാളിത്തമുണ്ട് 'ട്രിവാന്‍ഡ്രം ലോഡ്‍ജി'നു വേണ്ടിയുള്ള പ്രദീപ് നായരുടെ ഛായാഗ്രഹണത്തില്‍. കഥാപാത്രങ്ങളെ കാണികളോട് അടുപ്പിച്ചു നിര്‍ത്തുവാന്‍, കാണികളെക്കൂടി ലോഡ്‍ജിലെ അന്തേവാസികളാക്കുവാന്‍ പ്രദീപ് നായര്‍ക്ക് ഇതുവഴി സാധിച്ചു. പ്രേക്ഷകരെ സിനിമയില്‍ വ്യാപൃതരാക്കുവാന്‍ തക്കവണ്ണം ഈ ദൃശ്യങ്ങളെ ചേര്‍ത്തു വെയ്‍ക്കുവാന്‍ മഹേഷ് നാരായണനുമായി. ബാവയുടെ കലാസംവിധാനം ട്രിവാന്‍ഡ്രം ലോഡ്ജും പരിസരങ്ങളും വിശ്വസനീയമായി വരച്ചിടുന്നു. ചമയം, വസ്‍ത്രാലങ്കാരം എന്നിവയും ഒപ്പം മികവു പുലര്‍ത്തുന്നുണ്ട് ജയസൂര്യയുടെ അബ്ദുവെന്ന കഥാപാത്രത്തിന്‌ പല്ലില്‍ കമ്പിയെന്തിനാണ്‌? അല്‍പം പൊങ്ങിയ പല്ല് കാശുമുടക്കി ശരിയാക്കുവാന്‍ അബ്ദു ശ്രമിക്കുമോ നിശബ്ദതയും സ്വാഭാവിക ശബ്ദങ്ങളുമൊക്കെയാണ്‌ ചിത്രത്തിന്‌ അധികസമയവും പശ്ചാത്തലമാവുന്നത്. ഒച്ചപ്പാടാവാതെ പശ്ചാത്തല ശബ്ദങ്ങളൊരുക്കിയ ബിജിബാല്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു കണ്ണിന്നുള്ളില്‍ നീ കണ്‍മണി തെയ്യാരം തൂമണി കാറ്റേവാ കിളികള്‍ പറന്നതോ റഫീഖ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരെഴുതി എം. ജയചന്ദ്രനീണമിട്ട മൂന്നു ഗാനങ്ങളാണ്‌ ചിത്രത്തില്‍. ഏതാണ്ട് ഒരേ മട്ടില്‍ തന്നെയാണ്‌ മൂന്നു ഗാനരംഗങ്ങളുടേയും പരിചരണം. കാര്യമായ പുതുമയൊന്നും കേള്‍വിയിലും തോന്നിച്ചില്ല. പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ സുന്ദര മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളുമുണ്ട് ഈ ചിത്രത്തില്‍. യുവാക്കളുടെ അടക്കിവെച്ച ലൈംഗികദാഹവും, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്‍ത്രീകളുടെ വിചാരങ്ങളും, നിഷ്‍കളങ്കമായും നിശബ്ദമായും പ്രണയിക്കുന്നവരുടെ സന്തോഷങ്ങളും, തന്റെ ജീവിതത്തില്‍ ചെയ്യുവാനാഗ്രഹിച്ച് ചെയ്യുവാനാവാതെ പോയതൊക്കെയും വീരഗാഥകളാക്കുന്ന വൃദ്ധകാമനകളും, ശരീരം വില്‍ക്കുന്നവരുടെ ജീവിത വ്യഥകളുമൊക്കെയാണ്‌ ഓരോ ലോഡ്‍ജ് മുറി വാതില്‍ തുറക്കുമ്പോഴും കാണുവാനാവുന്നത്. ഇങ്ങിനെ നോക്കിയാല്‍ ട്രിവാന്‍ഡ്രം ലോഡ്‍ജ് പ്രതിനിധീകരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തെ തന്നെയാണെന്നു പറയാം. സംതൃപ്തി നല്‍കുന്ന ജീവിതമൊന്നുമല്ലെങ്കിലും, ലോഡ്ജ് മുറികളിലെ തളച്ചിടല്‍ അതിലെ അന്തേവാസികള്‍ സത്യത്തില്‍ ആസ്വദിക്കുകയാണെന്നാണ്‌ സിനിമ പറഞ്ഞു വെയ്‍ക്കുന്നത്. പ്രണയകാമനകളുടെ ഈ 'ട്രിവാന്‍ഡ്രം ലോഡ്ജി'ലൊന്ന് കയറി നോക്കൂ, അതിലെ അന്തേവാസികളില്‍ ചിലരിലെങ്കിലും നമുക്ക് നമ്മളെത്തന്നെ കാണുവാനാവും. ഒരുപക്ഷെ, അതിനാല്‍ തന്നെയാവാം ഒടുവിലൊരു നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചതും. മുന്നറിയിപ്പ്: ഇതിലെ പല രംഗങ്ങളും കുട്ടികള്‍ക്ക് യോജിച്ചതാവണമെന്നില്ല. കുട്ടിത്തം വിടുന്നത് പത്തിലോ പതിനെട്ടിലോ എന്നത് നിങ്ങളുടെ യുക്തിക്ക് വിടുന്നു വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ ഹണി റോസ്, ജയസൂര്യ, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും. ഹരീ ഭായ് ബാക്ക്ഗ്രൌണ്ട് സ്കോര്‍ ബിജിബാൽ ധന്യയിൽ അല്ലേ കണ്ടത്‌? ഇന്നലെ ബിജിബാലിന്റെ പേരു റ്റൈട്ടിലിൽ കാണിച്ചപ്പോൾ നല്ല കയ്യടി ആയിരുന്നു! നന്ദി. ടൈറ്റിലുകളില്‍ പശ്ചാത്തലസംഗീതം ശ്രദ്ധിക്കുവാന്‍ വിട്ടുപോയി. പിന്നീട് പോസ്റ്ററുകളിലൊക്കെ നോക്കിയിട്ടും കണ്ടതുമില്ല കുട്ടികളെ ഉപയോഗിക്കുവാന്‍ വി.കെ. പ്രകാശ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന തോന്നലാണ്‌ പ്രസ്‍തുത കഥാപാത്രം നല്‍കിയത്. ഇത് തന്നെയല്ലേ, താങ്കള്‍ തട്ടത്തിന്‍ മറയത്തു നിരൂപണത്തില്‍ വിനീതിനെ കുറിച്ചും പറഞ്ഞത്. താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുക്കുകയാണ് എങ്കില്‍, മാറ്റി പിടിക്കാന്‍ ശ്രമിക്കുക റിവ്യൂ നന്നായി പടം എന്തായാലും കാണണം കുട്ടിത്തം വിടുന്നത് ഇപ്പൊ അല്‍പ്പം നേരത്തെയാ മാഷേ, പത്തിനും മുന്പേ, പിന്നാ 18 എനിവേ, നല്ല നിരൂപണം അല്ലെങ്കിലും അനൂപ്‌ മേനോന്റെ സിനിമകള്‍ക്ക് ഒരു പ്രതേക ഗ്രിഹാതുരത്വം ഒണ്ട് ബ്യൂട്ടിഫുള്‍ കുട്ടികളെ സംവിധായകര്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇതിനു മുന്‍പ് പല ചിത്രങ്ങളിലും സമാനമായ അഭിപ്രായം വന്നിട്ടുണ്ട്. ആ ആശയം മാറണമെങ്കില്‍ സംവിധായകര്‍ കുട്ടികളെ നന്നായി ഉപയോഗിച്ചുവെന്ന് തോന്നിയാലല്ലേ കഴിയൂ? ഇനി വരിയുടെ ഘടന മാറ്റമാണ്‌ ഉദ്ദേശമെങ്കില്‍, കോപ്പി പേസ്റ്റ് ആവാതിരിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. ഇവിടെയും വരിയുടെ ഘടനയില്‍ മാറ്റമുണ്ട് p ജയസൂര്യയുടെ അബ്ദുവെന്ന കഥാപാത്രത്തിന്‌ പല്ലില്‍ കമ്പിയെന്തിനാണ്‌? ഈ സിനിമ എനിക്ക് ഒട്ടും ഇഷ്ട്ടപെട്ടില്ല അതില്‍ സെക്സ് ന്‍റെ അതി പ്രസരം ഉള്ളത് കൊണ്ട് ഒന്നും അല്ല കഥ അത് ആവിശ്യ പെടുന്നു എങ്കില്‍ അതൊക്കെ ആവാം പക്ഷെ ഇത് രണ്ടാം പകുതിയിലെ എച്ചുകൂട്ടലുകള്‍ കാണുമ്പോള്‍ ആണ് ഈ സിനിമയെ വെറുത്തു പോകുന്നത്! കഥാകൃത്ത്‌ ഉദേശിച്ച ഒരു ഫീല്‍ കൊണ്ടുവരാന്‍ ഈ സിനിമയിലൂടെ സാധിച്ചിട്ടില്ല മാത്രമല്ല വ്യക്തമായ ഒരു കഥ ഇല്ലാതെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമ എന്ന കോണ്‍സെപ്റ്റ് ഒക്കെ നല്ലതാണ് എപ്പോള്‍? ആ സിനിമയില്‍ ഒരു ഫീല്‍ വരുമ്പോള്‍ ഇവിടെ അതില്ല "അമല്‍ നീരദ് പറഞ്ഞാല്‍ കമ്പി അനൂപ്‌ മേനോന്‍ പറഞ്ഞാല്‍ ദിവ്യം" മിക്ക ന്യൂ ജനറേഷൻ സിനിമകൾക്കും ഹരിയുടെ മാർക്ക്ഏഴിൽ കൂടുതലാണ്..അതല്ല പറഞ്ഞു വരുന്നത്..ന്യൂ ജനറേഷനിൽ കുടുംബ സദസ്സുകൾ ഉൾപ്പെടില്ലേ ഈ സിനിമ കുടുംബത്തോടൊപ്പം കാണാമോ ഹരീ..കുടുംബ പ്രേക്ഷകർ നെറ്റിചുളിക്കുന്നത് ഹരി കണ്ടില്ലെന്ന് നടിക്കുകയാണോ? ട്രിവാന്‍ഡ്രം ലോഡ്‍ജ് കണ്ടു, ഇഷ്ടപ്പെട്ടില്ല. എല്ലാം പച്ചക്ക് പറയുന്നു എന്നല്ലാതെ എന്തെങ്കിലും ഫിലിമിലുണ്ടെന്ന് തോന്നിയില്ല. സഹോദരാ കുടുംബത്തോടൊപ്പം കാണാന്‍ പറ്റില്ല എന്നത് ഒരു സിനിമയുടെയും പോരായ്മ അല്ല. അങ്ങനെയെങ്കില്‍ ലോകത്തിലെ പല ക്ലാസ്സിക്കുകളും (മലയാളത്തിലേത് ഉള്‍പ്പെടെ ഒന്നിനും കൊള്ളാത്ത പടങ്ങള്‍ എന്ന് പറയേണ്ടി വരും. ഓരോ സിനിമയും പുസ്തകവും അത് പ്രതീക്ഷിക്കുന്ന ഒരു ആസ്വാദകവൃന്ദം ഉണ്ട് അല്ലാതെ ഇറങ്ങുന്ന എല്ലാ പടങ്ങളും കുട്ടികളെയും കൊണ്ടേ പോയി കാണൂ എന്നൊന്നും വാശി പിടിച്ചിട്ടു കാര്യമില്ല. അതിപ്പോള്‍ ഒരു പുസ്തകം തിരഞ്ഞെടുക്കുന്നതുപോലെ കുഞ്ഞുണ്ണി മാഷിന്റെ പുസ്തകം കുട്ടികള്‍ക്കും പത്മരാജന്റെത്‌ മുതിര്‍ന്നവര്‍ക്ക് മാത്രമായി വായിക്കാനും . ഒരുപക്ഷെ, സമൂഹത്തില്‍ നിലവിലുള്ള സദാചാരവ്യവസ്‍ഥയുടെ രണ്ട് വശങ്ങളും കാണിക്കുകയാവാം അനൂപ് മേനോന്‍ ചിത്രത്തിലൂടെ ഉദ്ദേശിച്ചത്. എന്താണ്‌ പറയുവാന്‍ ശ്രമിക്കുന്നതെന്ന ആശയകുഴപ്പം ആ രീതിയില്‍ നോക്കുമ്പോള്‍ സാധുവാണെന്നു പറയേണ്ടി വരും. ഓരോ കഥാപാത്രത്തെയും എടുത്താല്‍ ചിലര്‍ ശരി, ചിലര്‍ തെറ്റ് എന്നു പറയുവാന്‍ കഴിയുമോ? അതാണ്‌ സിനിമ നേരിട്ട് എന്തെങ്കിലും വ്യക്തമായി പറയുന്നില്ലെങ്കിലും ചിന്തിക്കുവാനുള്ള വക നല്‍കുന്നുണ്ട് എന്ന് വിശേഷത്തില്‍ സൂചിപ്പിച്ചത്. അശ്ലീല സംഭാഷണങ്ങളുടെ ആധിക്യം ഞാന്‍ വിശേഷത്തില്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ, അത്തരമൊരു ലോഡ്ജില്‍ ആ രീതിയിലുള്ള സംസാരങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നാണ്‌ കരുതുന്നത്. കുടുംബ പ്രേക്ഷകര്‍ എന്നാല്‍ പ്രായപൂര്‍ത്തിയായ ആണും പെണ്ണും അവരുടെ മക്കളും എന്നല്ലേ ഉദ്ദേശിക്കുന്നത്? പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഇത് കാണാം ആണിനു മാത്രമേ ഇതൊക്കെ കാണുവാന്‍ പ്രായപൂര്‍ത്തിയാവുകയുള്ളൂ എന്നു ധരിക്കുന്നവര്‍ക്ക് അങ്ങിനെ ചിന്തിക്കാം അവരുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായോ എന്ന് അച്ഛനമ്മമാര്‍ തന്നെ തീരുമാനിക്കട്ടെ. അത് മുന്നറിയിപ്പായി പറഞ്ഞിട്ടുണ്ട്. പിന്നെ, വയസ് നാല്‍പതായാലും പ്രായപൂര്‍ത്തിയാവാത്തവര്‍ കാണാതിരിക്കുകയാവും ഭേദം, എന്നുമുണ്ട് മിസ്റ്റര്‍ ഹരി, ഇങ്ങനെ ഒരു റിവ്യൂ എഴുതാന്‍ താങ്കള്‍ക്കു മാത്രമേ കഴിയു..താങ്കള്‍ റിവ്യൂ എഴുത്തില്‍ phd എടുതിടുണ്ടോ എന്ന് സംശയിക്കുന്നു പത്തില്‍ ഒരുമര്‍ക്ക് പോലും അര്‍ഹികാത്ത ഈ സിനിമയ്ക്കു താങ്കള്‍ കൊടുത്തത് ഏഴു മാര്‍ക്ക് ഭയങ്കരന്‍ തന്നെ..ഏതു സാധാചാര മുഖമൂടിയാണ് ഈ സിനിമ പോളിചെഴുതുന്നത് എന്ന് മനസിലാകുന്നില്ല എന്ന് മാത്രമല്ല..സിനിമയില്‍ ഉടനീളം ഏതൊരു മനുഷ്യനും തന്‍റെ വ്യക്തിതത്തെക്കാള്‍ അതികം സ്നേഹിക്കുന്ന "അമ്മ" മുതല്‍ പെങ്ങള്‍ കാമുകി മറ്റു സ്ത്രീ കഥാപാത്രങ്ങള്‍ അങ്ങനെ എത്രെ സ്ത്രീ കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ ഉണ്ടോ അവരെയെല്ലാം ഒരേ കണ്ണില്‍ നോക്കി കാണുന്നു വേശ്യയായും മറ്റും എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രം "കാമം സിനിമയുടെ അവസാനം നിങ്ങള്‍ എന്തിനു ഒരു പുരുഷനില്‍ ഒതുങ്ങി ജീവികണം പാറി പറന്നു ആസ്വദിക്കു എന്നാ തറ മെസ്സേജ് കൊടുത്തു നിര്‍ത്തുന്നു വല്ലാത്ത ധൈര്യം തന്നെ തിരകതക്രിതിനു ഇതിനു ധൈര്യം എന്നല്ല പറയേണ്ടത് അയാളുടെ തന്നെ ഭാഷയില്‍ പറഞാല്‍ ഒരുതരം കുതികഴപ്പു ഒരുകാര്യം ചോടികട്ടെ നമ്മുടെ കേരളത്തിലുള്ള സ്ത്രീകള്‍ മുഴുവന്‍ ഇതുപോലെയാണോ അങ്ങനെയാണോ നിങ്ങള്‍ വിശ്വസികുന്നത് എങ്കില്‍ നിങ്ങളെ ഓര്‍ത്തു ഞാന്‍ ദുക്കികുന്നു..ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങളെയും മോശമാക്കി കാണിച്ചു സ്ത്രീകളെ അപമാനിച്ച ഇതുപോലെയൊരു സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല എന്നിട്ടതിനു ഏഴു മാര്‍ക്കും കൊടുത്തിരിക്കുന്നു കഷ്ടം ഹരീ ഈ ചിത്രത്തില്‍ ഇതു സീനില്‌ ആണ് ഹെലിക്യാമ് ഷോട്ട് ഉപയോഗിച്ചിരിക്കുന്നത്? ഏതൊക്കെയോ സീന്‍ അങ്ങനെയാണ് എടുത്തിരിക്കുന്നത് എന്ന് പറഞ്ഞു കേട്ടു. ഏതാണെന്ന് മനസ്സിലായില്ല. ദൂരെ നിന്നും ലോ‍ഡ്ജിലേക്കെത്തി അതിനു മുകളിലൂടെ പോവുന്ന സിനിമയുടെ തുടക്കത്തിലെ ഷോട്ട് ഒരു ഗാനരംഗത്തില്‍ കടലിലേക്ക് നോക്കിയിരിക്കുന്ന കുട്ടികളുടെ മുകളിലൂടെ വന്ന് കടലിലേക്ക് പോവുന്ന ഷോട്ട് മറ്റൊരു ഗാനരംഗത്തില്‍ ജയസൂര്യയും ഹണി റോസും സ്കൂട്ടറില്‍ പോവുമ്പോള്‍ അവരെ പിന്തുടരുന്ന ഒരു ഷോട്ട്; ഇത്രയുമാണ്‌ ശ്രദ്ധയില്‍ പെട്ട ഷോട്ടുകള്‍. ഏതായാലും ഹെലിക്യാം ഉപയോഗിച്ചു എന്നല്ലാതെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ഷോട്ടുകളൊന്നും ഉണ്ടായിരുന്നില്ല. തന്റെ ജീവിതത്തില്‍ ചെയ്യുവാനാഗ്രഹിച്ച് ചെയ്യുവാനാവാതെ പോയതൊക്കെയും വീരഗാഥകളാക്കുന്ന വൃദ്ധകാമനകളും, ശരീരം വില്‍ക്കുന്നവരുടെ ജീവിത വ്യഥകളുമൊക്കെയാണ്‌ ഓരോ ലോഡ്‍ജ് മുറി വാതില്‍ തുറക്കുമ്പോഴും കാണുവാനാവുന്നത്. ഇങ്ങിനെ നോക്കിയാല്‍ ട്രിവാന്‍ഡ്രം ലോഡ്‍ജ് പ്രതിനിധീകരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തെ തന്നെയാണെന്നു പറയാം. good language കാണികളോട് അടിപ്പിച്ചു നിര്‍ത്തുവാന്‍ എന്നത് അടുപ്പിച്ചു എന്നു തിരുത്തണം ആദ്യപകുതി എന്തോ ഈ കഥ പറയുന്നത് എന്തിനാണെന്ന ഒരു ചോദ്യം മനസ്സില്‍ വന്നു. രണ്ടാം പകുതി ഒന്ന് കൂടി നന്നാക്കാമായിരുന്നു. ജയചന്ദ്രന്റെ യും മാസ്റ്റര്‍ ധനഞ്ഞയിന്റെയും അഭിനയം ഏച്ചു കൂട്ടിയത് പോലെ തോന്നി. എങ്ങനെയാണ് തിരക്കഥ അവരുടെ സംഭാഷണങ്ങളില്‍ മാത്രം അസ്വാഭാവികത ഉയര്തിയതെന്നു മനസ്സിലാവുന്നില്ല.. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.ചിത്രം നവംബര്‍ 12ന് റിലീസ് ചെയ്യും. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംസ്ഥാനത്ത് തീയറ്റര്‍ തുറക്കുന്നത് തീരുമാനിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തീയറ്റര്‍ തുറന്നതിന് ശേഷം ആദ്യമെത്തുന്ന പ്രധാന റിലീസായിരിക്കും കുറുപ്പ്. സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുങ്ങുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ദുല്‍ഖര്‍ ചിത്രം. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ട് കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചാണ് നടന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അൽബേനിയൻ ലെക് പാക്കിസ്ഥാനി റുപ്പീയിലേക്ക് (ALL/PKR) പരിവർത്തനം ചെയ്യുക അൽബേനിയൻ ലെകിന്റെ വിനിമയ നിരക്ക് ചരിത്രം ALL/PKR കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക PKR/ALL കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക അൽബേനിയൻ ലെക്,പാക്കിസ്ഥാനി റുപ്പീ ഇവയുടെ പരിവർത്തനങ്ങൾ CFA BCEAO ഫ്രാങ്ക് (XOF)CFA BEAC ഫ്രാങ്ക് (XAF)CFP ഫ്രാങ്ക് (XPF)അംഗോളൻ ‍ക്വാൻസ (AOA)അർജൻറീൻ പെസോ (ARS)അർമേനിയൻ ഡ്രാം (AMD)അൽബേനിയൻ ലെക് (ALL)അൾജീരിയൻ ദിനാർ (DZD)അസർബൈജാനി മനത് (AZN)ഇന്തോനേഷ്യൻ റുപിയ (IDR)ഇന്ത്യൻ രൂപ (INR)ഇറാഖി ദിനാർ (IQD)ഇറാനിയൻ റിയാൽ (IRR)ഇസ്രായേലി ന്യൂ ഷെക്കെൽ (ILS)ഈജിപ്‌ഷ്യൻ പൗണ്ട് (EGP)ഉക്രേനിയൻ ഹ്രിവ്‌നിയ (UAH)ഉഗാണ്ടൻ ഷില്ലിംഗ് (UGX)ഉറുഗ്വേയൻ പെസോ (UYU)ഉസ്‌ബെക്കിസ്ഥാൻ സോം (UZS)എത്യോപ്യൻ ബിർ (ETB)ഐസ്‌ലാൻഡിക് ക്രോണ (ISK)ഒമാനി റിയാൽ (OMR)ഓസ്ട്രേലിയൻ ഡോളർ (AUD)കംബോഡിയൻ റീൽ (KHR)കനേഡിയൻ ഡോളർ (CAD)കസാക്കിസ്ഥാൻ ടെംഗെ (KZT)കിർഗിസ്സ്ഥാനി സോം (KGS)കിഴക്കൻ കരീബിയൻ ഡോളർ (XCD)കുവൈറ്റി ദിനാർ (KWD)കെനിയൻ ഷില്ലിംഗ് (KES)കേപ് വെർദിയൻ എസ്‌ക്യുഡോ (CVE)കേമാൻ ഐലൻഡ്‌സ് ഡോളർ (KYD)കൊറിയൻ വോൺ (KRW)കൊളംബിയൻ പെസോ (COP)കോസ്റ്റാ റിക്കൻ കോളൻ (CRC)ക്യൂബൻ പെസോ (CUP)ക്രൊയേഷൻ ക്യുന (HRK)ഖത്തർ റിയാൽ (QAR)ഗാംബിയൻ ദലാസി (GMD)ഗിനിയൻ ഫ്രാങ്ക് (GNF)ഗ്വാട്ടിമാലൻ ക്വെറ്റ്‌സൽ (GTQ)ഘാനയൻ സേഡി (GHS)ചിലിയൻ പെസോ (CLP)ചെക്ക് റിപ്പബ്ലിക് കൊരുണ (CZK)ചൈനീസ് യുവാൻ (CNY)ജപ്പാനീസ് യെൻ (JPY)ജമൈക്കൻ ഡോളർ (JMD)ജോർജ്ജിയൻ ലറി (GEL)ജോർദ്ദാനിയൻ ദിനാർ (JOD)ടർക്കിഷ് ലിറ (TRY)ടാൻസാനിയൻ ഷില്ലിംഗ് (TZS)ടുണീഷ്യൻ ദിനാർ (TND)ട്രിനിഡാഡ് അന്റ് ടുബാഗോ ഡോളർ (TTD)ഡാനിഷ് ക്രോണെ (DKK)ഡൊമിനിക്കൻ പെസോ (DOP)തായ് ബട്ട് (THB)തുർക്ക്‌മെനിസ്ഥാനി മനത് (TMT)ദക്ഷിണാഫ്രിക്കൻ റാൻഡ് (ZAR)ദിജിബൗട്ടിയൻ ഫ്രാങ്ക് (DJF)നമീബിയൻ ഡോളർ (NAD)നിക്കരാഗ്വൻ കോർഡോബ (NIO)നെതർലാൻഡ്‌സ് ആന്റിലൻ ഗിൽഡർ (ANG)നേപ്പാളീസ് റുപ്പീ (NPR)നൈജീരിയൻ നൈറ (NGN)നോർവീജിയൻ ക്രോണെ (NOK)ന്യൂ തായ്‌വാൻ ഡോളർ (TWD)ന്യൂസിലാന്റ് ഡോളർ (NZD)പനാമനിയൻ ബാൽബോവ (PAB)പരാഗ്വേയൻ ഗ്വരനീ (PYG)പാക്കിസ്ഥാനി റുപ്പീ (PKR)പെറുവിയൻ ന്യൂവോ സോൾ (PEN)പോളിഷ് സ്ലോട്ടി (PLN)ഫിജിയൻ ഡോളർ (FJD)ഫിലിപ്പീനി പെസോ (PHP)ബംഗ്ലാദേശി ടാക്ക (BDT)ബറുണ്ടിയൻ ഫ്രാങ്ക് (BIF)ബൾഗേറിയൻ ലെവ് (BGN)ബഹാമിയൻ ഡോളർ (BSD)ബഹ്റൈനി ദിനാർ (BHD)ബാർബഡോസ് ഡോളർ (BBD)ബെർമുഡിയൻ ഡോളർ (BMD)ബെലാറഷ്യൻ റൂബിൾ (BYN)ബെലീസ് ഡോളർ (BZD)ബൊളീവിയൻ ബൊളിവിയാനോ (BOB)ബോട്‌സ്വാനൻ പൂല (BWP)ബ്രസീലിയൻ റിയൽ (BRL)ബ്രിട്ടീഷ് പൗണ്ട് (GBP)ബ്രൂണൈ ഡോളർ (BND)മൗറീഷ്യൻ റുപ്പീ (MUR)മകാനീസ് പതാക്ക (MOP)മലാവിയൻ ക്വാച്ച (MWK)മലേഷ്യൻ റിംഗിറ്റ് (MYR)മാസിഡോണിയൻ ദിനാർ (MKD)മെക്സിക്കൻ പെസോ (MXN)മൊറോക്കൻ ദിർഹം (MAD)മൊൾഡോവൻ ലു (MDL)മ്യാൻമാർ ക്യാട് (MMK)യു.എസ്.ഡോളർ (USD)യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം (AED)യൂറോ (EUR)യെമനി റിയാൽ (YER)റഷ്യൻ റൂബിൾ (RUB)റുവാണ്ടൻ ഫ്രാങ്ക് (RWF)റൊമാനിയൻ ലു (RON)ലാവോഷിയൻ കിപ് (LAK)ലിബിയൻ ദിനാർ (LYD)ലെബനീസ് പൗണ്ട് (LBP)ലെസോതോ ലോത്തി (LSL)വിയറ്റ്നാമീസ് ഡോങ് (VND)വെനിസ്വേലൻ ബൊളീവർ (VES)ശ്രീലങ്കൻ റുപ്പീ (LKR)സൗദി റിയാൽ (SAR)സാംബിയൻ ക്വാച്ച (ZMW)സിംഗപ്പൂർ ഡോളർ (SGD)സീഷെലോയിസ് റുപ്പീ (SCR)സുഡാനീസ് പൗണ്ട് (SDG)സെർബിയൻ ദിനാർ (RSD)സോമാലി ഷില്ലിംഗ് (SOS)സ്വാസി ലിലാൻജനി (SZL)സ്വിസ് ഫ്രാങ്ക് (CHF)സ്വീഡിഷ് ക്രോണ (SEK)ഹംഗേറിയൻ ഫോറിന്റ് (HUF)ഹെയ്‌തിയൻ ഗൗഡ് (HTG)ഹോങ്കോങ്ങ് ഡോളർ (HKD)ഹോണ്ടുറൻ ലെംപിറ (HNL) അഞ്ച് പ്രതിരോധ ഭടന്മാരെ കളത്തിലിറക്കിയ ഓസ്‌കാര്‍ ടബേരസ് സമനിലയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ പതിനെട്ടടവും പുറത്തെടുത്തു. ലോകകപ്പ് യോഗ്യത റൗണ്ടില്‍ യുറുഗ്വായിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലയണല്‍ മെസിയും കൂട്ടുകാരും വിജയം പിടിച്ചെടുത്തത്. പരാജയമറിയാതെ 24 മത്സരം പിന്നിട്ട അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ 22 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. കരുത്തരായ യുറുഗ്വായ് അര്‍ജന്റീനയെ തളച്ചിടാന്‍ അവസാന അടവുമായിട്ടാണ് ഇറങ്ങിയത്. അഞ്ച് പ്രതിരോധ ഭടന്മാരെ കളത്തിലിറക്കിയ ഓസ്‌കാര്‍ ടബേരസ് സമനിലയിലേക്ക് കാര്യങ്ങളെത്തിക്കാന്‍ പതിനെട്ടടവും പുറത്തെടുത്തു. എന്നാല്‍ 38 മിനിറ്റില്‍ ഫുട്‌ബോള്‍ ദൈവം ലിയോണല്‍ മെസിയുടെ ബൂട്ടുകള്‍ കുതിരപ്പൂട്ട് ഭേദിച്ചു. അപ്രതീക്ഷിതമെന്ന് തോന്നിച്ച ലിയോയുടെ ഗോള്‍. അര്‍ജന്‍ീനയുടെ കുപ്പായത്തില്‍ ലിയോ നേടുന്ന 80-ാമത്തെ ഗോളായിരുന്നു ഇത്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റൊരാളും ഇത്രയും രാജ്യന്തര ഗോളുകള്‍ നേടിയിട്ടില്ല. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോ ഡിപോള്‍ വീണ്ടും യുറുഗ്വായ് വലകുലുക്കി. രണ്ടാം പകുതിയില്‍ ലോതാരോ മാര്‍ട്ടിനസ് പട്ടിക പൂര്‍ത്തിയാക്കി. കഴിഞ്ഞ 24 മത്സരങ്ങളില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് അര്‍ജന്റീന മുന്നേറുന്നത്. അതേസമയം അപരാജിതരായി മുന്നേറിയ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ച കൊളംബിയ ഗോള്‍ രഹിത സമനില പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പ് യോഗ്യത ഗ്രൂപ്പ് പട്ടികയില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പത്തില്‍ ഒമ്പത് മത്സരങ്ങളിലും വിജയം നേടാന്‍ ബ്രസീലിനായി. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് പത്തില്‍ ആറ് വിജയങ്ങള്‍ മാത്രമാണുള്ളത്. തന്റെ ആദ്യരാത്രിയെക്കുറിച്ച് യുവതിയുടെ ഹൃദയഭേദകമായ പോസ്റ്റ് ഇതുപോലെ ആദ്യരാത്രി മറ്റൊരു പെൺകുട്ടി ഉണ്ടാകാതിരിക്കട്ടെ; – VIRAL JUNCTION അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. കൂടുതലും തനിക് ഇഷ്ടം ഇത്തരത്തില്‍ ഉള്ള സിനിമകളാണ്..എല്ലാ സിനിമകളും ഇനി ചെയ്യില്ല. നടി ഭാവന സെലക്ടീവാകാൻ തീരുമാനിച്ചു. 56-ാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ… കേൾക്കുന്നവർക്ക് തമാശ ആവാം കു,റ്റ,പ്പെടുത്തലുകൾ ആവാം, കളിയാക്കൽ ആവാം …പലതും ആവാം. പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി… അന്ന രാജന്റെ ക്യൂട്ട് ഫോട്ടോസ് സോഷ്യല്‍ ഇടങ്ങളില്‍ വൈറല്‍ ആവുന്നു ആരാധകര്‍ക്ക് പുത്തന്‍ സമ്മാനവുമായി പ്രിയ താരം സംശയിച്ച നാട്ടുകാര്‍ക്ക് തെറ്റിയില്ല പരിശോധിച്ചപ്പോള്‍ ആളുകള്‍ ഞെട്ടി തിക്കിലും തിരക്കിലും പെടുന്നവര്‍ സൂക്ഷിക്കുക… ഇവര്‍ ചെയ്യ്ത് കൂട്ടിയത് കണ്ടോ?? ഇന്സ്ടഗ്രമിലെ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ ദാസേട്ടന്‍ കോഴിക്കോട് ഇനി സിനിമയിലും തകര്‍ത്ത് വാരും ഉറപ്പാ.. Home/Uncategorized/തന്റെ ആദ്യരാത്രിയെക്കുറിച്ച് യുവതിയുടെ ഹൃദയഭേദകമായ പോസ്റ്റ് ഇതുപോലെ ആദ്യരാത്രി മറ്റൊരു പെൺകുട്ടി ഉണ്ടാകാതിരിക്കട്ടെ; തന്റെ ആദ്യരാത്രിയെക്കുറിച്ച് യുവതിയുടെ ഹൃദയഭേദകമായ പോസ്റ്റ് ഇതുപോലെ ആദ്യരാത്രി മറ്റൊരു പെൺകുട്ടി ഉണ്ടാകാതിരിക്കട്ടെ; വിവാഹത്തിന് ശേഷമുള്ള ആദ്യരാത്രി പോലെ ജീവിതം ഒരിക്കലും അനുഭവിക്കാത്ത മറ്റൊരു പെൺകുട്ടി ആദ്യരാത്രിയിൽ ഉണ്ടാകാതിരിക്കട്ടെ. സത്യം പറഞ്ഞാൽ പിന്നീടുള്ള ഓരോ രാത്രിയും ആദ്യത്തേതിന്റെ ആവർത്തനം മാത്രമായിരുന്നു. നാത്തൂൻ സിനിമയിൽ കാണുന്നത് പോലെ ഒരു ഗ്ലാസ്സ് ചൂടുള്ള പാൽ അവൾക്ക് കൊടുത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു അത് അപ്രത്യക്ഷമായി. അവന്റെ ഹൃദയമിടിപ്പ് കൂടുകയും പരിഭ്രാന്തി കാരണം അയാൾക്ക് കാണാൻ കഴിഞ്ഞില്ല. ഇളം മഞ്ഞ നിറത്തിലുള്ള സാരി പുതിയതാണ്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ വന്ന് വസ്ത്രം ധരിക്കാൻ സ്നേഹനിധിയായ അമ്മായിയമ്മ വാങ്ങിയ സമ്മാനം. എന്നാൽ ഈ ഹൃദയമിടിപ്പ് അതിനോടൊപ്പം പോകുന്നതായി തോന്നുന്നു. മുറിയിൽ കയറിയപ്പോൾ കൈയിലിരുന്ന പാൽ വിറയൽ കാരണം വീർത്തു. സാവധാനം സ്ലൈഡുചെയ്യുമ്പോൾ വാതിൽ അടയ്ക്കാനും കർശനമായി പൂട്ടാനും ഓർഡർ ചെയ്യുക. അപരിചിതമല്ല. ഒന്നോ രണ്ടോ മാസമായി ഫോണും വാട്‌സ്ആപ്പും ഒന്നും ഇല്ലെങ്കിലും ആദ്യരാത്രിയുടെ ഭയം ഇപ്പോഴും ബാക്കിയാണ്. കയ്യിൽ ഗ്ലാസ് വാങ്ങിയില്ല, “അവിടെ വെക്കുക” എന്ന വാചകം. ദിവസം മുഴുവൻ സംസാരിച്ചാലോ? – ഏതോ സിനിമയിൽ നായിക നായകനോട് പറഞ്ഞ വാക്കുകൾ ഓർമ്മ വരുന്നു. മറ്റൊരു വാക്കിൽ. പക്ഷെ ആ വാക്കുകൾ പറയും മുൻപേ ഭിത്തിയിലെ CFL ഓഫാക്കി ചെറിയ വോൾട്ട് ബൾബ് ഓണാക്കിയപ്പോൾ ഒരു കുളിർ അനുഭവപ്പെട്ടു. എല്ലാവരും റൊമാന്റിക് ആണ്. എന്നാൽ താൻ എന്താണ് പറഞ്ഞതെന്ന് ഓർക്കാൻ പോലും കഴിയാത്ത സ്ത്രീയുടെ അടുത്തേക്ക് അവൻ വന്നു. “ഞാൻ നിന്നോട് വസ്ത്രം അഴിക്കാൻ പറഞ്ഞോ, അതോ ഞാൻ വസ്ത്രം അഴിക്കണോ?” ബഹളമില്ല, ചിലപ്പോഴൊക്കെ ചില ആണുങ്ങൾ ഇങ്ങനെ ആവാം.. മുല്ലപ്പൂവിന്റെ മണമുള്ള മഞ്ഞ സാരി നിലത്ത് ഇഴയുമ്പോൾ അവന്റെ കൈകൾ വന്ന് ദേഹത്ത് വലിക്കുന്നത് ഞാൻ മാത്രം ഓർക്കുന്നു. തകർന്ന സ്വപ്നങ്ങളിൽ ചതഞ്ഞ മുല്ലപ്പൂക്കൾ അവിടെയും ഇവിടെയും വീണപ്പോൾ ഈ മുല്ലപ്പൂക്കൾ പോലെ ചിതറിക്കിടക്കുന്ന സ്ത്രീത്വത്തെ അവളും തിരിച്ചറിഞ്ഞു. ഈ പെൺകുട്ടിയും അവളുടെ സ്വപ്നങ്ങളും വെറും കഥകളല്ല. ഈ കഥയിലെ “അവൾ” എണ്ണമറ്റ പെൺകുട്ടികളുടെ പ്രതീകം മാത്രമാണ്. വിവാഹിതരായ പെൺകുട്ടികൾ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ പലപ്പോഴും ആയിരം സ്വപ്നങ്ങൾ കാണാറുണ്ട്. അമിതമായ സ്വപ്‌നങ്ങൾ കൊണ്ട് അവൾ പലപ്പോഴും ശ്വാസം മുട്ടിയേക്കാം എന്നാൽ കൂടെ നിൽക്കുന്ന ഭർത്താവ് അത്യധികം ധീരനാണ്. സുപ്രീം കോടതിയുടെ സ്വകാര്യതാ നിയമം നിലവിലുള്ളതിനാൽ ഭാവിയിൽ ഇത്തരം കഥകൾ ആവർത്തിക്കാൻ സാധ്യതയില്ല. സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്വകാര്യതാ നിയമം അനുസരിച്ചായിരുന്നു സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ വിധി. കഴിഞ്ഞ നൂറ്റാണ്ടിൽ, യുഎൻ സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് ഒരു പ്രമേയം പുറപ്പെടുവിച്ചു, അത് സ്ത്രീകളുടെ സംരക്ഷണത്തേക്കാൾ വലിയ ശാക്തീകരണം ആവശ്യപ്പെടുന്നു. നിയമപ്രകാരം സ്ത്രീകൾക്ക് പതിനൊന്ന് ലൈംഗികാവകാശങ്ങളുണ്ട്. അവരുടെ അവകാശങ്ങൾ പോലും വെളിപ്പെടുത്താതെ അവരുടെ “ഇരകൾ” ആക്കി നമ്മൾ പലപ്പോഴും അവരോടൊപ്പം ഉണ്ടെന്ന് നടിക്കുന്നു. എന്നാൽ ചില കാരണങ്ങളാൽ സ്ത്രീകൾ വീട്ടിൽ തനിച്ചാകുന്ന കഥകൾ പുറത്തുവരാറില്ല. അതുകൊണ്ടാണ് കുടുംബത്തിലെ സ്ഥാനം പുരുഷന്മാർക്ക് മാത്രമാണെന്നും വീട്ടുജോലികൾ സ്ത്രീകൾ മാത്രം ചെയ്യണമെന്നും ഞങ്ങൾ ആൺകുട്ടികളെ പോലും പഠിപ്പിക്കുന്നത്. കാലത്തിനനുസരിച്ച് കാര്യങ്ങൾ മാറിയേക്കാം, പക്ഷേ മാറാൻ കഴിയാത്ത ഒരു തലമുറയ്‌ക്കൊപ്പം വളരുന്നത് അത്ര ആശ്വാസകരമല്ല. ഒരു നിയമം ഭേദഗതി ചെയ്തതുകൊണ്ടോ ആവർത്തിച്ചതുകൊണ്ടോ സ്ത്രീകളെ അടിമകളാക്കുന്ന രീതി ഒരിക്കലും മാറാൻ പോകുന്നില്ല. ഒരുപക്ഷേ ഈ നിയമങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. സ്വകാര്യതാ നിയമം വരുമ്പോൾ ആധാറും തിരിച്ചറിയൽ കാർഡും ആയിരുന്നു പ്രധാന ചർച്ചാ വിഷയം. എന്നാൽ കുടുംബങ്ങളിൽ പോലും സ്വത്വം നഷ്ടപ്പെട്ട സ്ത്രീകൾ ഒരിക്കലും ചർച്ച ചെയ്യപ്പെടുന്നില്ല. ഒമ്പതംഗ ബെഞ്ച് സ്ത്രീയുടെ സ്വകാര്യതയ്ക്കായി നീക്കിവച്ചതിനാൽ വിധിയുടെ അത്ര മോശമല്ലാത്ത ഭാഗം അവൾക്ക് കൃത്യമായി അറിയാമായിരുന്നു. വിദ്യാഭ്യാസ സംവിധാനത്തിലൂടെ തന്നെ ബോധവത്കരണം നടത്തണം. എന്നാൽ സ്കൂളിന് പുറത്തുള്ള സിലബസും പരിശീലനവും അവഗണിക്കരുത്. ലിംഗഭേദമില്ലാതെ പുരുഷന്മാരെ മനുഷ്യരായി കാണാൻ കുട്ടി വളരട്ടെ, ലിംഗമാറ്റം സ്വാഭാവികമാണെന്നും അവളെ ഒഴിവാക്കരുത്. ആദ്യ ഖണ്ഡികയിൽ പറഞ്ഞതുപോലെയുള്ള അനുഭവങ്ങൾ ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്. നിയമങ്ങൾ രൂപീകരിക്കപ്പെടട്ടെ, അത് ഏറ്റവും മികച്ച രീതിയിൽ മനുഷ്യ മനസ്സിൽ എത്തട്ടെ Previous Aiwaaa… വേറെ ലെവല്‍ ഫോട്ടോസ് പുത്തന്‍ മേക്കോവറുമായി എസ്തേര്‍ അനുമോളുടെ ലുക്ക് കണ്ട് അതിശയിച്ച് ആരാധകര്‍ Next ആരാധന ഒക്കെ നല്ലതാണ്, പക്ഷെ ഇത് അല്പം കൂടിപോയി ശരീരത്തോട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ ആരാധകന്റെ ശ്രമം. ദേഷ്യം വന്നപ്പോൾ വിദ്യ ബാലൻ ചെയ്തത് ഇതാണ്. അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. Advertisement നീ ഒടിഞ്ഞു പോകും മോനെ എന്ന് Advertisement വ്യത്യസ്തമായ ചിന്താഗതി കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയയിലെ … അതിരുകളില്ലാതെ പറക്കാം സ്നേഹിക്കാം…സോഷ്യല്‍ ഇടങ്ങളില്‍ ആളിപടരുന്ന വൈറല്‍ ലെസ്, ബിയന്‍, ഫോട്ടോഷൂട്ട്‌, വൈറല്‍ വീഡിയോയും ഫോട്ടോസും കാണാം.. അയ്യേ എന്തൊരു നാണക്കേട് പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍.. ഇതൊരു വിനോദമാക്കണ്ട..കാലം മാറി, ഒപ്പം ആളുകളും..കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ വർധിച്ചുവരികയാണ്. കൂടുതലും ഈ ജില്ലകളില്‍ “”നീ ഇത് താങ്ങുല ഒടിഞ്ഞു പോകും മോനെ”” ഉരുളക്ക് ഉപ്പേരിപോലെ മറുപടി… ഒന്ന് കുനിയെണ്ടി വരും എന്ന് സദാചാര ആങ്ങളയുടെ കമന്റിന് ക്ലാസ്സ്‌ മറുപടിയുമായി ശ്രീലക്ഷ്മി അറക്കല്‍ സംഭവം ഇങ്ങനെ.. ഇത് വല്ലാത്ത പരിപാടിതന്നെ എന്റെ സിനിമകൾ കാണുകയും ചെയ്യും, ശേഷം എന്നിട്ട് എന്നെ നോക്കി കുറ്റപ്പെടുത്തണം. എന്നെ ഇഷ്ടപ്പെടാത്തവർ എന്തിനാണ് എന്റെ സിനിമ കാണാൻ പോകുന്നത്? നയൻതാര പറഞ്ഞത് ഇങ്ങനെ.. വെളിച്ചെണ്ണയുടെ വിലയെ പറ്റി ഒരു പോസ്റ്റ് പ്രതീഷിക്കുന്നു ഇന്ധന വില വര്‍ധനവിനെതിരെ മുരളി ഗോപി കമൻറ് ബോക്സിൽ വിമർശനങ്ങൾ പെട്രോള്‍ വില വര്‍ധനവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുത്ത് നടത്തിയ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് വിമർശന പെരുമഴ. ബൈക്ക് തലതിരിച്ചിട്ട് നൂല്‍ നൂല്‍ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ആണ്… ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’; ജിമ്മിൽ നിന്നുള്ള വീഡിയോയുമായി റിമിടോമി ‘കുട്ടി എത്രയിലാ പഠിക്കുന്നത്’; കുട്ടിത്തം തുളുമ്പുന്ന ഫോട്ടോഷൂട്ടുമായി മഞ്ജു പിള്ള വിസ്മയം, ഓരോ സെക്കൻഡിലും ആവേശം; മരക്കാർ ഗ്രാൻഡ് ട്രയിലർ പുറത്ത്, കണ്ണ് പോലും അടയ്ക്കാതെ ആരാധകർ മരക്കാർ ഫ്രീ ആയി തന്നാലും വേണ്ടെന്നു പറഞ്ഞ തീയേറ്റർ ഉടമ; ഇപ്പോൾ അതേ സ്‌ക്രീനിൽ ആദ്യദിനം പതിനേഴു ഷോകൾ കരിക്ക് ഫെയിം നടൻ അർജുൻ വിവാഹിതനാകുന്നു; വധു ശിഖ ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’; ജിമ്മിൽ നിന്നുള്ള വീഡിയോയുമായി റിമിടോമി ഒഞ്ചിയത്ത് സംഘര്‍ഷം: പോലീസ് വിരട്ടി ഓടിച്ചു ഒഞ്ചിയം: വോട്ടെടുപ്പ് സമയം കഴിഞ്ഞ് എത്തിയ ആളെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് സംഘര്‍ഷം. ഒഞ്ചിയം പഞ്ചായത്തിലെ ഡിസ്‌പെന്‍സറി 13-ാം വാര്‍ഡിലാണ് സംഭവം. ജ്ഞാനോദയം സ്‌കൂളിലെ ബൂത്തില്‍ അഞ്ചുമണിക്ക് വോട്ടിങ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരുടെ അനുമതിയോടെ പ്രിസൈഡിങ് ഓഫീസര്‍ വോട്ടിങ് യന്ത്രം ഓഫാക്കി. സ്‌കൂളിലേക്കുള്ള ഗേറ്റ് അടയ്ക്കാന്‍ പോലീസുകാരന്‍ എത്തിയപ്പോഴാണ് ഒരു വോട്ടര്‍ എത്തിയത്. ഇദ്ദേഹത്തെ വോട്ട്‌ചെയ്യാന്‍ അനുവദിക്കണമെന്ന് ഒരു വിഭാഗവും പറ്റില്ലെന്ന് മറ്റൊരു വിഭാഗവും തര്‍ക്കമായി. ബൂത്തിനുള്ളില്‍ ഉന്തുംതള്ളുമായി. പോലീസ് സ്ഥലത്തെത്തി ഇവരെ മാറ്റി. അതിനുശേഷം സി.പി.എം ആര്‍.എം.പി. നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഗേറ്റിന് പുറത്ത് ഇതേച്ചൊല്ലി സംഘര്‍ഷം നടന്നു. ജനക്കൂട്ടത്തെ പോലീസ് ലാത്തിവീശി വിരട്ടി ഓടിച്ചു. ജഗത് രാമചന്ദ്രന് ഫോക്‌ലോർ അക്കാദമി അവാർഡ് കോവിഡ് കേന്ദ്രത്തിലേക്ക് 40 കിടക്കകൾ നൽകി ജഗത് രാമചന്ദ്രന് ഫോക്‌ലോർ അക്കാദമി അവാർഡ് കോവിഡ് കേന്ദ്രത്തിലേക്ക് 40 കിടക്കകൾ നൽകി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ മൂന്നാർ: മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്‍ററിനെ രാജ്യത്തെ ഏറ്റവും മികച്ച ട്രെയിനിംഗ് സെന്‍ററാക് ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 1,10,542 പേർ തൊടുപുഴ: ഇ-ശ്രം പോർട്ടലിലേക്ക് ജില്ലയിൽ നിന്നും ഇതു വരെ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ. അസംഘടിത ത നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ മന്ത്രിമാർ തമ്മിൽ ഏറ്റുമുട്ടി വോളിബോളിലാണ് കായിക മന്ത്രി വി. അബ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യുണിറ്റ് യഥാർഥ്യമാകുന്നു കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പൂർണ സജ്ജമാകുന്നു. പത്തിന് ആദ്യത്തെയാൾക്ക് ഡയാലിസി വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം: പി.സി. തോമസ് ചെറുതോണി: വന്യമൃഗശല്യം തടയാൻ കർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനം, റവന്യു, പോലീസ് വകുപ്പ് നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിൽ അജ്ഞാത വാഹനമിടിച്ച് വൈദ്യുതി പോസ്റ്റും സ്ട്രീറ്റ് ലൈറ്റും തകർന്നു. വൻ ദുരന്തം ഒഴിവായി. ഇ മാനസിക രോഗിയെ പോലീസ് ആശ്രയ കേന്ദ്രത്തിലെത്തിച്ചു നെടുങ്കണ്ടം: വെയിറ്റിംഗ് ഷെഡ്ഡിൽ കിടന്നുറങ്ങിയ മാനസിക പ്രശ്നമുള്ള യുവാവിനെ നെടുങ്കണ്ടം പോലീസ് ആശ്രയകേന്ദ്രത്തിൽ പ്ര നെടുങ്കണ്ടം: നെടുങ്കണ്ടത്ത്് നിർമാണത്തിലിരിക്കുന്ന രണ്ടു സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലും കായിക മന്ത്രി വി. അബ്ദുറ സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പ്: ദീപശിഖാ പ്രയാണം ആരംഭിച്ചു നെടുങ്കണ്ടം: സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പിനു മുന്നോടിയായുള്ള ദീപശിഖാ റാലി നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റലിൽനിന്നും ആരം മ്ലാമല പാലം നിർമാണം വേഗത്തിലാക്കണം: ബാലാവകാശ കമ്മീഷൻ പീരുമേട്: മ്ലാമലയിലെ പാലത്തിന്‍റെ നിർമാണം വേഗത്തിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. വീണുകിട്ടിയ അരലക്ഷം രൂപ ഉടമയെ ഏൽപിച്ചു മേരികുളം: വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനു നൽകി വിദ്യാർഥിനികൾ മാതൃകയായി. മേരികുളം സെന്‍റ് മേരീസ് യുപിഎസിലെ ജോസ് തൊടുപുഴ: ജനവാസമേഖലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്വീവേജ് ശുദ്ധീകരണ പ്ലാന്‍റ് മറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ് മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ത്രിവേണി സംഗമത്തിനു സമീപം സാമൂഹ്യവിരുദ്ധർ റബറും വാഴയും വെട്ടിനശിപ്പിച്ചതായി പരാതി. ബോഡിമെട്ട് ചുരം പാതയിൽ വീണ്ടും മണ്ണിടിഞ്ഞു രാജകുമാരി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരം പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെയാണ് തൊടുപുഴ: കൂട്ടുകാരിക്കായി വീടു നിർമിച്ച് നൽകി പൂർവ വിദ്യാർഥീ കൂട്ടായ്മ മാതൃകയായി. നഗരസഭ മാസ്റ്റർപ്ലാൻ: യുഡിഎഫ് ശക്തമായ സമരത്തിലേക്ക് തൊടുപുഴ: നഗരസഭ പ്രസിദ്ധപ്പെടുത്തിയ മാസ്റ്റർപ്ലാൻ അന്തിമ വിജ്ഞാപനം വരെ സ്റ്റേ ചെയ്തു മരവിപ്പിക്കുന്നില്ലെങ്കിൽ വരാന ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 1,10,542 പേർ തൊടുപുഴ: ഇ-ശ്രം പോർട്ടലിലേക്ക് ജില്ലയിൽ നിന്നും ഇതു വരെ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ. അസംഘടിത ത വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം: പി.സി. തോമസ് ചെറുതോണി: വന്യമൃഗശല്യം തടയാൻ കർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനം, റവന്യു, പോലീസ് വകുപ്പ് മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ മൂന്നാർ: മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്‍ററിനെ രാജ്യത്തെ ഏറ്റവും മികച്ച ട്രെയിനിംഗ് സെന്‍ററാക് മുട്ടം: ഉൗരക്കുന്ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധമാതാവിന്‍റെ അമലോത്ഭവ തിരുനാൾ ആരംഭിച്ചു. മുട്ടം പോലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് മുട്ടം: ഐഎസ്ഒ ഗ്രേഡ് പദവി ലഭിച്ച മുട്ടം പൊലീസ് സ്റ്റേഷന് ഒൗദ്യോഗികമായി സർട്ടിഫിക്കറ്റ് ഇന്നു കൈമാറും. രാവിലെ 11നു സ്റ്റ മാത്യു ബെന്നിയെ പി.ജെ. ജോസഫ് അനുമോദിച്ചു വെള്ളിയാമറ്റം: പിതാവിന്‍റെ ആകസ്മിക വേർപാടിൽ തളരാതെ ക്ഷീരമേഖലയിലൂടെ വരുമാനം കണ്ടെത്തുന്ന വിദ്യാർഥിയായ മാത്യു ബെന് തൊടുപുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തൊടുപുഴയിലെ പഴയ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ മേശ, കസേര തുടങ കരിങ്കുന്നം: മൂന്നാഴ്ച മുന്പുണ്ടായ വീഴ്ചയിൽ കാൽമുട്ടിന്‍റെ ചിരട്ടപൊട്ടി കിടപ്പിലായ അന്ധയായ വൃദ്ധ കരിങ്കുന്നം തണ്ണീറ് മൂന്നാർ: ടൗണിലും പരിസര പ്രദേശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് മോഷണം പോയത് മറയൂർ: അന്തർസംസ്ഥാന പാതയായ മറയൂർ-ചിന്നാർ റോഡിൽ വന്യജീവി സങ്കേതത്തിനുള്ളിൽ കാട് വെട്ടിത് രാജാക്കാട്: ബൈസണ്‍വാലി പഞ്ചായത്തിൽ തെരുവുവിളക്കുകൾ മിഴിയടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. വനംവകുപ്പിന്‍റെ കാടത്തം അവസാനിപ്പിക്കണം: യൂത്ത് ഫ്രണ്ട് ചെറുതോണി: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനാനുമതി നിഷേധിക്കുന്ന വനം വകുപ്പിന്‍റെ നടപടികൾ നിയന്ത്രിക്കണ മാർ യൗസേപ്പ‌് പിതാവിന്‍റെ വർഷാചരണ സമാപനം എട്ടിന് കുമളി: കുമളി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ മാർ യൗസേപ്പിന്‍റെ വർഷാചരണ സമാപനവും കാഞ്ഞിരപ്പള്ളി രൂപതയിലെ ഒൻപതു വൈദ മാർ ജോണ്‍ നെല്ലിക്കുന്നേൽ തൊവരയാർ പള്ളി സന്ദർശിച്ചു തൊവരയാർ: ഇൻഫന്‍റ് ജീസസ് പള്ളിയിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ സന്ദർശനം നടത്തി. എല്ലാ ഇടവക ദേവ ഉപ്പുതറ: മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നു വിട്ടതോടെ വെള്ളം കയറിയ വീടുകളിൽ പെരിയാർ വാലി പ്രൊട്ടക്ക്ഷൻ മൂവ്മെ നെടുങ്കണ്ടം: ആകെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ വട്ടപ്പാറ-വലിയതോവാളമെട്ട് നിവാസികൾക്ക് സഞ്ചാര ഉപ്പുതറ: പേയ്മെന്‍റ് അഥോറിറ്റി വിധിച്ചിട്ടും വിരമിച്ച 899 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാതെ പീരുമേട് ടീ കന്പനി. സിപിഎം ശാന്തൻപാറ ഏരിയ സമ്മേളനം ഇന്ന് തുടങ്ങും രാജകുമാരി: സിപിഎം ശാന്തൻപാറ ഏരിയ സമ്മേളനം ഇന്ന് എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണ നെടുങ്കണ്ടം: ഹൈറേഞ്ചിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തീകരണത്തിനായി സർവീസിൽ നിന്നും വിരമിച്ചതും അല്ലാത്തതുമായ അധ ദുരന്ത നിവാരണ പരിശീലന ക്യാന്പ് നടത്തി മൂന്നാർ: പെട്ടിമുടി പോലെ അപ്രതീക്ഷിത ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അത്തരം സന്ദർഭങ്ങളെ സമയോചിതമായി ഇടപെട് ചെറുതോണി: മലവെള്ളപ്പാച്ചിലിൽ അടിമാലി-കുമളി സംസ്ഥാന പാതയിൽ ചുരുളിക്ക് സമീപം മുണ്ടക്കൽ പടി ചെറുതോണി: ലോക ഭിന്നശേഷി വാരാചരണത്തിന്‍റെ സമാപന സമ്മേളനം വാഴത്തോപ്പ് ഗവ. എൽപി സ്കൂളിൽ പ്രവ കുമളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ പീരുമേട് ഏ മൂന്നാർ: ദേവികുളം പഞ്ചായത്തിലെ എക്കോ പോയിന്‍റിൽ സന്പൂർണ മാലിന്യ നിർമാർജന യജ്ഞത്തിന് തുടക്കം കുറിച്ചു. മൂന്നാർ പഞ്ചാ അറക്കുളം: കേന്ദ്രഫണ്ട് ഉപയോഗിച്ച് പുഴയോര സൗന്ദര്യവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞാറി ഡീൻ കുര്യാക്കോസ് എംപിയുടെ ഉപവാസസമരം സമാപിച്ചു ചെറുതോണി: മുല്ലപ്പെരിയാർ ഡാം  പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തിവന്ന 24 മ മൂന്നാർ: കന്നിമല ജിയുപി സ്കൂളിൽ തമിഴ് വിഭാഗത്തിൽ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമി വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളില്‍ വിശ്വാസത്തിന്‍റെ സമ്പത്ത് സുരക്ഷിതം: മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്‍റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള ഇടവെട്ടിയിൽ കാഴ്ച മറച്ച് റോഡ് കൈയേറി കാട് ഇടവെട്ടി: ഡ്രൈവർമാരുടെ കാഴ്ച മറച്ചും കാൽ നടയാത്രക്കാർക്ക് അപകട ഭീഷണിയുമായി ഇടുങ്ങിയ റോഡിലെ വളവിൽ കാടു വളർന്നു ഇരുപതോളം ഭവനഭേദന കേസുകളിലെ പ്രതി പിടിയിൽ കട്ടപ്പന: ഇരുപതോളം ഭവന ഭേദന കേസുകളിലെ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അടുത്ത കാ നഗരസഭ മാസ്റ്റർ പ്ലാൻ മരവിപ്പിക്കണം: ജനകീയ സഭ തൊടുപുഴ: നഗരസഭ മേഖലയിലെ വികസനപ്രവർത്തനത്തിന് ശാസ്ത്രീയമായ മാസ്റ്റർപ്ലാൻ തയാറാക്കണമെന്നും ഇതിനായി വിദഗ്ധ ഏജൻ വാഴക്കുളം: കെസിവൈഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന ബോബി എം. പാലയ്ക്കന്‍റെ സ്മരണാർഥം നടത്തി വരുന്ന ഷട്ടിൽ ടൂർണമെ കരിമണ്ണൂർ സെന്‍റ് ജോസഫ്സിന്‍റെ നേതൃത്വത്തിൽ സ്നേഹവീടുകൾക്കുപുറമെ നന്മഭവനവും കരിമണ്ണൂർ: സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ നന്മഭവനം പദ്ധതിയിൽ പൂർത്തിയായ വീടിന്‍റെ ഉദ്ഘാടനവും വിശുദ്ധ യൗ മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ മൂന്നാർ: മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്‍ററിനെ രാജ്യത്തെ ഏറ്റവും മികച്ച ട്രെയിനിംഗ് സെന്‍ററാക് ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 1,10,542 പേർ തൊടുപുഴ: ഇ-ശ്രം പോർട്ടലിലേക്ക് ജില്ലയിൽ നിന്നും ഇതു വരെ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ. അസംഘടിത ത നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ മന്ത്രിമാർ തമ്മിൽ ഏറ്റുമുട്ടി വോളിബോളിലാണ് കായിക മന്ത്രി വി. അബ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യുണിറ്റ് യഥാർഥ്യമാകുന്നു കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പൂർണ സജ്ജമാകുന്നു. പത്തിന് ആദ്യത്തെയാൾക്ക് ഡയാലിസി വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം: പി.സി. തോമസ് ചെറുതോണി: വന്യമൃഗശല്യം തടയാൻ കർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനം, റവന്യു, പോലീസ് വകുപ്പ് നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിൽ അജ്ഞാത വാഹനമിടിച്ച് വൈദ്യുതി പോസ്റ്റും സ്ട്രീറ്റ് ലൈറ്റും തകർന്നു. വൻ ദുരന്തം ഒഴിവായി. ഇ മാനസിക രോഗിയെ പോലീസ് ആശ്രയ കേന്ദ്രത്തിലെത്തിച്ചു നെടുങ്കണ്ടം: വെയിറ്റിംഗ് ഷെഡ്ഡിൽ കിടന്നുറങ്ങിയ മാനസിക പ്രശ്നമുള്ള യുവാവിനെ നെടുങ്കണ്ടം പോലീസ് ആശ്രയകേന്ദ്രത്തിൽ പ്ര നെടുങ്കണ്ടം: നെടുങ്കണ്ടത്ത്് നിർമാണത്തിലിരിക്കുന്ന രണ്ടു സ്റ്റേഡിയങ്ങളും സ്പോർട്സ് ഹോസ്റ്റലും കായിക മന്ത്രി വി. അബ്ദുറ സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പ്: ദീപശിഖാ പ്രയാണം ആരംഭിച്ചു നെടുങ്കണ്ടം: സംസ്ഥാന ജൂഡോ ചാന്പ്യൻഷിപ്പിനു മുന്നോടിയായുള്ള ദീപശിഖാ റാലി നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റലിൽനിന്നും ആരം മ്ലാമല പാലം നിർമാണം വേഗത്തിലാക്കണം: ബാലാവകാശ കമ്മീഷൻ പീരുമേട്: മ്ലാമലയിലെ പാലത്തിന്‍റെ നിർമാണം വേഗത്തിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. വീണുകിട്ടിയ അരലക്ഷം രൂപ ഉടമയെ ഏൽപിച്ചു മേരികുളം: വീണുകിട്ടിയ അരലക്ഷം രൂപ ഉടമസ്ഥനു നൽകി വിദ്യാർഥിനികൾ മാതൃകയായി. മേരികുളം സെന്‍റ് മേരീസ് യുപിഎസിലെ ജോസ് തൊടുപുഴ: ജനവാസമേഖലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്വീവേജ് ശുദ്ധീകരണ പ്ലാന്‍റ് മറ്റ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ് മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ത്രിവേണി സംഗമത്തിനു സമീപം സാമൂഹ്യവിരുദ്ധർ റബറും വാഴയും വെട്ടിനശിപ്പിച്ചതായി പരാതി. ബോഡിമെട്ട് ചുരം പാതയിൽ വീണ്ടും മണ്ണിടിഞ്ഞു രാജകുമാരി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ട് ചുരം പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ രാവിലെ ഒൻപതോടെയാണ് തൊടുപുഴ: കൂട്ടുകാരിക്കായി വീടു നിർമിച്ച് നൽകി പൂർവ വിദ്യാർഥീ കൂട്ടായ്മ മാതൃകയായി. നഗരസഭ മാസ്റ്റർപ്ലാൻ: യുഡിഎഫ് ശക്തമായ സമരത്തിലേക്ക് തൊടുപുഴ: നഗരസഭ പ്രസിദ്ധപ്പെടുത്തിയ മാസ്റ്റർപ്ലാൻ അന്തിമ വിജ്ഞാപനം വരെ സ്റ്റേ ചെയ്തു മരവിപ്പിക്കുന്നില്ലെങ്കിൽ വരാന ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 1,10,542 പേർ തൊടുപുഴ: ഇ-ശ്രം പോർട്ടലിലേക്ക് ജില്ലയിൽ നിന്നും ഇതു വരെ രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിലേറെ തൊഴിലാളികൾ. അസംഘടിത ത വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണം: പി.സി. തോമസ് ചെറുതോണി: വന്യമൃഗശല്യം തടയാൻ കർഷകർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനം, റവന്യു, പോലീസ് വകുപ്പ് മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ മൂന്നാർ: മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോർട്സ് ട്രെയിനിംഗ് സെന്‍ററിനെ രാജ്യത്തെ ഏറ്റവും മികച്ച ട്രെയിനിംഗ് സെന്‍ററാക് മുട്ടം: ഉൗരക്കുന്ന് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധമാതാവിന്‍റെ അമലോത്ഭവ തിരുനാൾ ആരംഭിച്ചു. മുട്ടം പോലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് മുട്ടം: ഐഎസ്ഒ ഗ്രേഡ് പദവി ലഭിച്ച മുട്ടം പൊലീസ് സ്റ്റേഷന് ഒൗദ്യോഗികമായി സർട്ടിഫിക്കറ്റ് ഇന്നു കൈമാറും. രാവിലെ 11നു സ്റ്റ മാത്യു ബെന്നിയെ പി.ജെ. ജോസഫ് അനുമോദിച്ചു വെള്ളിയാമറ്റം: പിതാവിന്‍റെ ആകസ്മിക വേർപാടിൽ തളരാതെ ക്ഷീരമേഖലയിലൂടെ വരുമാനം കണ്ടെത്തുന്ന വിദ്യാർഥിയായ മാത്യു ബെന് തൊടുപുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തൊടുപുഴയിലെ പഴയ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ മേശ, കസേര തുടങ കരിങ്കുന്നം: മൂന്നാഴ്ച മുന്പുണ്ടായ വീഴ്ചയിൽ കാൽമുട്ടിന്‍റെ ചിരട്ടപൊട്ടി കിടപ്പിലായ അന്ധയായ വൃദ്ധ കരിങ്കുന്നം തണ്ണീറ് മൂന്നാർ: ടൗണിലും പരിസര പ്രദേശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് മോഷണം പോയത് മറയൂർ: അന്തർസംസ്ഥാന പാതയായ മറയൂർ-ചിന്നാർ റോഡിൽ വന്യജീവി സങ്കേതത്തിനുള്ളിൽ കാട് വെട്ടിത് രാജാക്കാട്: ബൈസണ്‍വാലി പഞ്ചായത്തിൽ തെരുവുവിളക്കുകൾ മിഴിയടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ല. വനംവകുപ്പിന്‍റെ കാടത്തം അവസാനിപ്പിക്കണം: യൂത്ത് ഫ്രണ്ട് ചെറുതോണി: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനാനുമതി നിഷേധിക്കുന്ന വനം വകുപ്പിന്‍റെ നടപടികൾ നിയന്ത്രിക്കണ മാർ യൗസേപ്പ‌് പിതാവിന്‍റെ വർഷാചരണ സമാപനം എട്ടിന് കുമളി: കുമളി സെന്‍റ് തോമസ് ഫൊറോന പള്ളിയിൽ മാർ യൗസേപ്പിന്‍റെ വർഷാചരണ സമാപനവും കാഞ്ഞിരപ്പള്ളി രൂപതയിലെ ഒൻപതു വൈദ മാർ ജോണ്‍ നെല്ലിക്കുന്നേൽ തൊവരയാർ പള്ളി സന്ദർശിച്ചു തൊവരയാർ: ഇൻഫന്‍റ് ജീസസ് പള്ളിയിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ സന്ദർശനം നടത്തി. എല്ലാ ഇടവക ദേവ ഉപ്പുതറ: മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നു വിട്ടതോടെ വെള്ളം കയറിയ വീടുകളിൽ പെരിയാർ വാലി പ്രൊട്ടക്ക്ഷൻ മൂവ്മെ നെടുങ്കണ്ടം: ആകെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതോടെ വട്ടപ്പാറ-വലിയതോവാളമെട്ട് നിവാസികൾക്ക് സഞ്ചാര ഉപ്പുതറ: പേയ്മെന്‍റ് അഥോറിറ്റി വിധിച്ചിട്ടും വിരമിച്ച 899 തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാതെ പീരുമേട് ടീ കന്പനി. സിപിഎം ശാന്തൻപാറ ഏരിയ സമ്മേളനം ഇന്ന് തുടങ്ങും രാജകുമാരി: സിപിഎം ശാന്തൻപാറ ഏരിയ സമ്മേളനം ഇന്ന് എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണ നെടുങ്കണ്ടം: ഹൈറേഞ്ചിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തീകരണത്തിനായി സർവീസിൽ നിന്നും വിരമിച്ചതും അല്ലാത്തതുമായ അധ ദുരന്ത നിവാരണ പരിശീലന ക്യാന്പ് നടത്തി മൂന്നാർ: പെട്ടിമുടി പോലെ അപ്രതീക്ഷിത ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അത്തരം സന്ദർഭങ്ങളെ സമയോചിതമായി ഇടപെട് ചെറുതോണി: മലവെള്ളപ്പാച്ചിലിൽ അടിമാലി-കുമളി സംസ്ഥാന പാതയിൽ ചുരുളിക്ക് സമീപം മുണ്ടക്കൽ പടി ചെറുതോണി: ലോക ഭിന്നശേഷി വാരാചരണത്തിന്‍റെ സമാപന സമ്മേളനം വാഴത്തോപ്പ് ഗവ. എൽപി സ്കൂളിൽ പ്രവ കുമളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്‌ഷൻ വർക്കേഴ്സ് യൂണിയൻ പീരുമേട് ഏ മൂന്നാർ: ദേവികുളം പഞ്ചായത്തിലെ എക്കോ പോയിന്‍റിൽ സന്പൂർണ മാലിന്യ നിർമാർജന യജ്ഞത്തിന് തുടക്കം കുറിച്ചു. മൂന്നാർ പഞ്ചാ അറക്കുളം: കേന്ദ്രഫണ്ട് ഉപയോഗിച്ച് പുഴയോര സൗന്ദര്യവത്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞാറി ഡീൻ കുര്യാക്കോസ് എംപിയുടെ ഉപവാസസമരം സമാപിച്ചു ചെറുതോണി: മുല്ലപ്പെരിയാർ ഡാം  പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തിവന്ന 24 മ മൂന്നാർ: കന്നിമല ജിയുപി സ്കൂളിൽ തമിഴ് വിഭാഗത്തിൽ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമി വിശുദ്ധീകരിക്കപ്പെട്ട കുടുംബങ്ങളില്‍ വിശ്വാസത്തിന്‍റെ സമ്പത്ത് സുരക്ഷിതം: മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി: വിശ്വാസത്തിന്‍റെ പിതൃസ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള ഇടവെട്ടിയിൽ കാഴ്ച മറച്ച് റോഡ് കൈയേറി കാട് ഇടവെട്ടി: ഡ്രൈവർമാരുടെ കാഴ്ച മറച്ചും കാൽ നടയാത്രക്കാർക്ക് അപകട ഭീഷണിയുമായി ഇടുങ്ങിയ റോഡിലെ വളവിൽ കാടു വളർന്നു ഇരുപതോളം ഭവനഭേദന കേസുകളിലെ പ്രതി പിടിയിൽ കട്ടപ്പന: ഇരുപതോളം ഭവന ഭേദന കേസുകളിലെ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. അടുത്ത കാ നഗരസഭ മാസ്റ്റർ പ്ലാൻ മരവിപ്പിക്കണം: ജനകീയ സഭ തൊടുപുഴ: നഗരസഭ മേഖലയിലെ വികസനപ്രവർത്തനത്തിന് ശാസ്ത്രീയമായ മാസ്റ്റർപ്ലാൻ തയാറാക്കണമെന്നും ഇതിനായി വിദഗ്ധ ഏജൻ വാഴക്കുളം: കെസിവൈഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന ബോബി എം. പാലയ്ക്കന്‍റെ സ്മരണാർഥം നടത്തി വരുന്ന ഷട്ടിൽ ടൂർണമെ കരിമണ്ണൂർ സെന്‍റ് ജോസഫ്സിന്‍റെ നേതൃത്വത്തിൽ സ്നേഹവീടുകൾക്കുപുറമെ നന്മഭവനവും കരിമണ്ണൂർ: സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ നന്മഭവനം പദ്ധതിയിൽ പൂർത്തിയായ വീടിന്‍റെ ഉദ്ഘാടനവും വിശുദ്ധ യൗ മന്ത്രി വി. അബ്ദുറഹ്മാൻ നാളെ ജില്ലയിൽ കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല; സർക്കാർ ഉത്തരവിറങ്ങി ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി കെഎഎസ് ശമ്പളത്തിൽ മാറ്റമില്ല; സർക്കാർ ഉത്തരവിറങ്ങി ബാങ്ക് കാലുമാറി; സഹോദരിയുടെ വിവാഹത്തിനു പണമില്ലാതെ യുവാവ് ജീവനൊടുക്കി ലിംഗസമത്വം: മാധ്യമങ്ങൾക്ക് വഹിക്കാനുള്ളത് നിർണായക പങ്കെന്ന് മന്ത്രി വീണാ ജോർജ് സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode കടവല്ലൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണം. കൃഷിയിറക്കിയ പറമ്പുകളിലും പാടത്തും ഇവ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞദിവസം അറയ്ക്കൽ മനയ്ക്കലവളപ്പിൽ അബു ഹസ്സന്റെ 29 സ്വർണമുഖി വാഴകൾ പൂർണമായും നശിപ്പിച്ചിരുന്നു. കപ്പ ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങളും നശിപ്പിക്കുന്നുണ്ട്. പാടവരമ്പുകളും നെൽച്ചെടികളും കുത്തിമറിച്ച് നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. രാത്രിയിലാണ് കാട്ടുപന്നികൾ കൂട്ടമായി വന്ന് കൃഷികൾ നശിപ്പിക്കുന്നത്.ബോറപ്പ് പൗഡർ കൃഷിയിടങ്ങളിൽ കിഴിയായി കെട്ടിവെച്ച് കാട്ടുപന്നികളെ തുരത്താമെന്നാണ് കൃഷിവകുപ്പ് പറയുന്നത്. വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാൽ ഒരേക്കർ സ്ഥലത്തേക്ക് രണ്ട് കിലോഗ്രാം വേണ്ടിവരും. മൂന്നാഴ്ചവരെ മാത്രമാണ് ഇതുകൊണ്ടുള്ള ഗുണം കിട്ടുക. ആവർത്തിച്ചുള്ള ഉപയോഗം ഗുണം ചെയ്യുന്നില്ലെന്ന്‌ കർഷകർ പറയുന്നു. Previous: പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്;പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കും. Next: അധ്യാപക നിയമന തട്ടിപ്പ്: മൂന്നാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണം; ഹൈക്കോടതി റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. – SHOPPEX NIGERIA on റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. December 2, 2021 […] റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ … […] Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com LIKE, SHARE SUPPORT ! ← ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി… കരുനാഗപ്പള്ളി ക്ലാപ്പനയിലെ ഹരിത കർമ്മസേനയ്ക്ക് പരിശീലനം നൽകി… → നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു…. അനുശോചന യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ… അവാർഡുദാനം സംഘടിപ്പിച്ചു… കരുനാഗപ്പള്ളിയിലെ ശോചനീയമായ റോഡ്…. വാഴ നട്ട് പ്രതിഷേധിച്ചു…. പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു… ഹൈവേയുടെ നടുക്ക് വലിയ കുഴി…. യാത്രക്കാർ ദുരിതത്തിൽ …. സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്…. മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം…. ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ…. മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ…. സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു…. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു…. ഭാരതീയ മനുഷ്യാവകാശ സമിതി കരുനാഗപ്പള്ളിയിൽ യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു… അധ്യാപക ഒഴിവ്…. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…. ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ…. 24/7 eTV ബ്രേക്കിംഗ് ന്യൂസ് ഷോ വോളിയം ബട്ടണിൽ ക്ലിക്ക് ചെയ്യുക (വീഡിയോ സ്ക്രീനിന്റെ താഴെ ഇടതുവശത്ത്) Home » ഏറ്റവും പുതിയ വാർത്താ ലേഖനങ്ങൾ » ആരോഗ്യ വാർത്ത » നിങ്ങളുടെ 'COVID-19 ൽ നിന്ന് മരിക്കാനുള്ള അവകാശം' ഉറപ്പുവരുത്തണം ഓസ്ട്രേലിയ ബ്രേക്കിംഗ് ന്യൂസ് • ബ്രേക്കിംഗ് ഇന്റർനാഷണൽ ന്യൂസ് • ബ്രേക്കിംഗ് ട്രാവൽ ന്യൂസ് • സർക്കാർ വാർത്ത • ആരോഗ്യ വാർത്ത • വാര്ത്ത • ആളുകൾ • ഉത്തരവാദിയായ • സുരക്ഷ • ടൂറിസം • യാത്രാ ലക്ഷ്യ അപ്‌ഡേറ്റ് • യാത്രാ വയർ വാർത്ത • ഇപ്പോൾ ട്രെൻഡുചെയ്യുന്നത് • വിവിധ വാർത്തകൾ നിങ്ങളുടെ 'COVID-19 ൽ നിന്ന് മരിക്കാനുള്ള അവകാശം' ഉറപ്പുവരുത്തണം ഓസ്‌ട്രേലിയൻ സെനറ്റർ ഹാൻസൺ, നിലവിലുള്ള വാക്സിനുകൾ ആവശ്യമായ പരീക്ഷണങ്ങൾ വിജയിച്ചുവെന്നും വൈറസ് ബാധിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യത്തിന് വളരെ കുറഞ്ഞ അപകടസാധ്യതയുണ്ടെന്നും പറഞ്ഞപ്പോൾ പോലും അവൾ പറഞ്ഞത് ശരിയായിരുന്നു. വാക്സിനേഷൻ വിരുദ്ധ ഭ്രാന്ത് സെനറ്റർ പോളിൻ ഹാൻസൺ പ്രതിധ്വനിച്ചു കോവിഡ് -19 വാക്സിനുകൾ ശരിയായി പരീക്ഷിച്ചിട്ടില്ലെന്ന് സെനറ്റർ പോളിൻ ഹാൻസൺ അവകാശപ്പെടുന്നു. പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകൾക്ക് പേരുകേട്ടയാളാണ് പൗളിൻ ഹാൻസൺ. അവൾ ഒരു വിരുദ്ധ വാക്സ് പിന്തുണക്കാരിയാണ്. ഹാൻസന്റെ അഭിപ്രായങ്ങൾ ആരോഗ്യ പ്രൊഫഷണലുകൾ ആക്ഷേപിക്കുകയും ഓൺലൈനിൽ പരിഹസിക്കുകയും ചെയ്തു. ഓസ്ട്രേലിയൻ വലതുപക്ഷ വൺ നേഷൻ പാർട്ടിയുടെ നേതാവ് സെനറ്റർ പോളിൻ ഹാൻസൺ പ്രഖ്യാപിച്ചു, ബിസിനസും സർക്കാരും ആളുകളെ നിർബന്ധിതരാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോവിഡ് -19 വാക്സിനേഷൻ നിരസിക്കാൻ ആളുകൾക്ക് ഒരു ഓപ്ഷൻ ഉണ്ടായിരിക്കണമെന്നും അവർ വൈറസ് മൂലം മരിക്കുന്നു. ഇത് ഒരുഅത്തരം ചലനങ്ങൾ കാണിക്കുന്നുയുകെയിലും മറ്റ് രാജ്യങ്ങളിലും ഇവ തുടരുകയാണ്. “ആളുകൾക്ക് അവസരം നൽകുക, വാക്‌സിനുകൾ എടുക്കുക എന്നെപ്പോലെ, വാക്സിൻ ഇല്ലാത്ത ആളുകൾക്ക് എനിക്ക് കോവിഡ് -19 ലഭിക്കുകയും ഞാൻ അതിൽ നിന്ന് മരിക്കുകയും ചെയ്താൽ അത് എന്റെ ഇഷ്ടമാണ്,” ഹാൻസൺ പറഞ്ഞു. കോവിഡ് -19 വാക്സിനുകൾ ശരിയായി പരീക്ഷിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട്, സെനറ്റർ പറഞ്ഞു അവളെ ഭീഷണിപ്പെടുത്തുകയോ വാക്സിൻ എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല." നിലവിലുള്ള വാക്സിനുകൾ ആവശ്യമായ പരീക്ഷണങ്ങൾ വിജയിച്ചിട്ടുണ്ടെന്നും വൈറസ് ബാധിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യത്തിന് വളരെ കുറഞ്ഞ അപകടസാധ്യതയുണ്ടെന്നും പറഞ്ഞപ്പോഴും താൻ പറഞ്ഞത് ശരിയാണെന്ന് ഹാൻസൺ ഉറച്ചുനിൽക്കുന്നു. നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകൾ നടത്തുന്നതിലൂടെയാണ് ഹാൻസൺ അറിയപ്പെടുന്നത്. കഴിഞ്ഞ മാസം, ഒരു ജനപ്രിയ സിഡ്നി റേഡിയോ ഷോയിലെ നിർമ്മാതാക്കൾ 30 സെക്കൻഡ് വൈകി സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ അവളുടെ ചില വാക്സിനേഷൻ വിരുദ്ധ പരാമർശങ്ങൾ 'ബ്ലീപ്പ്' ചെയ്യാൻ തിരഞ്ഞെടുത്തു. ഹാൻസന്റെ അഭിപ്രായങ്ങൾ ആരോഗ്യ പ്രൊഫഷണലുകൾ ആക്ഷേപിക്കുകയും ഓൺലൈനിൽ വ്യാപകമായി പരിഹസിക്കുകയും ചെയ്തു ഒരു അപകടകാരിയായ വിഡ്olി ഒരാൾ ഓൺലൈനിൽ എഴുതി. സെപ്റ്റംബർ 17 മുതൽ ഓസ്ട്രേലിയയിലെ എല്ലാ റെസിഡൻഷ്യൽ ഏജ്-കെയർ ജീവനക്കാർക്കും കുത്തിവയ്പ്പ് നിർബന്ധമാണ്. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിശാലമായ വാക്സിൻ നിർദ്ദേശത്തിനായി രാജ്യ സർക്കാരിന് പദ്ധതികളൊന്നുമില്ലെന്ന് ഇന്ന് പ്രഖ്യാപിച്ചു. “ഒരു വാക്സിനിൽ ഇൻബിൽറ്റ് ഇൻസെന്റീവ് ഉണ്ടെന്ന് ഞങ്ങൾക്കറിയാം,” പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾക്ക് [വൈറസ്] വരാനുള്ള സാധ്യത കുറവാണ്, നിങ്ങൾക്ക് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കുറവാണ്, അത് ഒരു സുഹൃത്തിന് നൽകാനുള്ള സാധ്യത കുറവാണ്.” ഹാരി ജോൺസൺ അസൈൻമെന്റ് എഡിറ്ററാണ് eTurboNews ഏകദേശം 20 വർഷമായി. അദ്ദേഹം ഹവായിയിലെ ഹോണോലുലുവിൽ താമസിക്കുന്നു, യഥാർത്ഥത്തിൽ യൂറോപ്പിൽ നിന്നാണ്. വാർത്തകൾ എഴുതുന്നതും കവർ ചെയ്യുന്നതും അദ്ദേഹം ആസ്വദിക്കുന്നു. ബ്രസ്സൽസ് എയർലൈൻസ് ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിക്കുന്നു യുഎസ്എ ടേബിൾ ടെന്നീസും ബ്ലോസം ഹോട്ടൽ ഹ്യൂസ്റ്റണും ഇപ്പോൾ ചേരുക ഹവായിയൻ എയർലൈൻസ് രണ്ട് പുതിയ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു നെതർലാൻഡിലെ രാജകുമാരി മാർഗരിറ്റ് ഗോഡ് മദർ എന്ന് പേരിട്ടു ഫ്രാപോർട്ട് എജി വിജയകരമായി പ്രോമിസറി കുറിപ്പ് നൽകുന്നു വൈറ്റ് ഹൗസ് കോൺഫറൻസിനായി പുതിയ നിയമനിർമ്മാണം പുതിയ ഡയറി ഫ്രീ ചീസ്: ആദ്യത്തെ മൈക്രോ ആൽഗയെ അടിസ്ഥാനമാക്കിയുള്ളത് ഹോളണ്ട് അമേരിക്ക ലൈൻ വീണ്ടും ബിസിനസ്സിലേക്ക് ഖത്തർ എയർവേയ്സ് ഐസിഎഒ ഗ്ലോബൽ സസ്റ്റെയ്നബിളിന്റെ പുതിയ അംഗം പ്രസ്ലിൻ ടൂർ ഗൈഡുകൾ ടൂറിസവുമായി പുതിയ ആശങ്കകൾ പങ്കിടുന്നു അപ്‌ഡേറ്റ്: ഒരു കോവിഡ് -19 ന്റെ യുണൈറ്റഡ് എയർലൈൻസ് പറയാത്ത കഥ പുതിയ അപ്‌ഡേറ്റ്: കാനഡ തിമിംഗല നിരീക്ഷണ ഗൈഡിന് $10,000 പിഴ മോണാലിസയുടെ 400 വർഷം പഴക്കമുള്ള കോപ്പി പാരീസിൽ ലേലത്തിന് യുഎസിലേക്ക് യാത്ര ചെയ്യുകയാണോ? കൊവിഡ് അതിർത്തി നിയന്ത്രണങ്ങൾ നിലവിലുണ്ട് മക്കാവു ജിടി കപ്പ് സ്പോൺസർ ചെയ്തത് സാൻഡ്‌സ് ചൈന ടൈറ്റിൽ ഇപ്പോൾ ഖത്തർ എയർവേസിൽ ദോഹ മുതൽ അൽമാറ്റി വരെ വിമാനങ്ങൾ സെപ്റ്റംബറിലെ ഏറ്റവും പുതിയ ഫ്രാപോർട്ട് എയർപോർട്ട് ട്രാഫിക് കണക്കുകൾ ട്രാവൽ എൻട്രി പ്രോട്ടോക്കോളിൽ ആൻഗ്വില പുതിയ അപ്‌ഡേറ്റുകൾ ആരംഭിക്കുന്നു UNWTO ജനറലിന്റെ പുതിയ വേദിയായി കെനിയ തയ്യാറായി തെക്കുപടിഞ്ഞാറ് നൂറുകണക്കിന് എണ്ണം റദ്ദാക്കിയതിനാൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾ അടിയന്തര കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ച് നാസയിൽ യുഎസ് വിപി കമലാ ഹാരിസ് ബ്രീസ് എയർവേസ് ന്യൂ ഓർലിയൻസ് ഫ്ലൈറ്റുകൾ പുനരാരംഭിച്ചു പുതിയ സേജ് ക്ലാസ് ഗെയിം ഇപ്പോൾ കറുത്ത മരുഭൂമിയിൽ ലഭ്യമാണ് COVID-19 Omicron-നെ കുറിച്ച് നമുക്കറിയാവുന്നത്: രാഷ്ട്രപതി ഹവായി ടൂറിസം: സന്ദർശകരുടെ ചെലവ് കുറഞ്ഞു Aloha അവസ്ഥ ഏഷ്യൻ ട്രാൻസ്ഫോർമേറ്റീവ് ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്സ് കമ്പനി അരിസോണയിൽ ഹെലികോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടു ബെൻ ആൻഡ് ജെറിയുടെ ഇസ്രായേൽ ബഹിഷ്‌കരണത്തിന് അതിന്റെ വില സാൻ ജോസ്, സൗത്ത് വെസ്റ്റ് എയർലൈനുകളിൽ റെനോ-താഹോ വിമാനങ്ങൾ ജീൻ-മൈക്കൽ കോസ്റ്റോ റിസോർട്ട്, ഫിജി ഇപ്പോൾ സ്വാഗതം ചെയ്യുന്നു ഫൈസർ അല്ലെങ്കിൽ മോഡേണയിൽ സിഡിസി അടിയന്തിര നിർദ്ദേശം നൽകി ജാ ജയെ പിന്തുണയ്ക്കാനുള്ള കാലാവസ്ഥാ പ്രവർത്തനം, ബ്ല ബ്ലാ അല്ല COP26: ടൂറിസം വ്യവസായം ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു സമ്മർ ഹോളിഡേ ട്രാവൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നു ഭൂമിയെ പ്രതിരോധിക്കാനുള്ള പുതിയ ദൗത്യം നാസയും സ്‌പേസ് എക്‌സും ചേർന്ന് ആരംഭിച്ചു ഈ ആപ്പ് ഉപയോഗിച്ച് വീഡിയോകൾ കണ്ട് പണം സമ്പാദിക്കുക നെവാർക്ക് ലിബർട്ടിക്കും റീഗനുമിടയിൽ പുതിയ ഷട്ടിൽ ഫ്ലൈറ്റുകൾ ബിസിനസ്സ് യാത്രകൾ കോവിഡിന് ശേഷമുള്ള യുഎസിലെ ഒരു ആനുകൂല്യമായി കാണുന്നു ദുബായിലേക്ക് മാറുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണ് അറിയേണ്ടത് യുഎൻഡബ്ല്യുടിഒയിലെ ഈ പുതിയ ദിനം യാത്രയ്ക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ബ്ലൂഫീൽഡ് വെസ്റ്റ്മോർലാൻഡ് ജമൈക്കയ്ക്ക് പുതിയ ജീവിതം സീഷെൽസ് ഇപ്പോൾ ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ രാജ്യമല്ല ഹവായിയൻ എയർ ഫ്ലൈറ്റ് അറ്റൻഡന്റ് ആയതിന് ശേഷം പുറത്തിറങ്ങി 42% ബ്രിട്ടീഷുകാർ സൗദിയിൽ അവധിക്കാലം ആഘോഷിക്കാൻ ആലോചിക്കുന്നു. മാരകമായ വിഷ പുകമഞ്ഞിനെ തുടർന്ന് ന്യൂഡൽഹി ലോക്ക്ഡൗൺ നേരിടുകയാണ് ഇസ്രായേലിന്റെ ഒമേഗ ഡ്രിൽ ഒരു പുതിയ പൊട്ടിത്തെറിയെ അനുകരിക്കുന്നു കാനഡയ്‌ക്കിടയിൽ പ്രതിവാര 50+ പുതിയ ഫ്ലൈറ്റുകൾ ജമൈക്ക സ്ഥിരീകരിക്കുന്നു IMEX അമേരിക്ക യാത്രകൾ ലഘൂകരിക്കുന്നതിൽ ആശ്ചര്യപ്പെട്ടു കോവിഡ് -19 1918 ലെ ഇൻഫ്ലുവൻസയെ അമേരിക്കയിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു മാർക്‌സ്, ലെനിൻ, ഹോ ചിമിൻ പാർട്ടി എംഗൽസിന്റെ ഉഗാണ്ട ടൂറിസം ഇപ്പോൾ ആഭ്യന്തര പ്രോത്സാഹനത്തിൽ സിഇഒമാരെ ലക്ഷ്യമിടുന്നു ലോക ലിങ്ക് ചരിത്രത്തിലെ ഏറ്റവും മനോഹരമായ രണ്ട് നാണയങ്ങളും ക്രെംലിൻ മതിലിനു ശേഷം മോസ്കോ റെഡ് സ്ക്വയർ അടച്ചു ഇറാഖ്, സ്പെയിൻ, കെനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കുന്നു യുഎസിനെയും മറ്റ് 9 അംബാസഡർമാരെയും പുറത്താക്കുമെന്ന് തുർക്കി ഭീഷണിപ്പെടുത്തി വനിതകളുടെ വൈറ്റ് സാൻഡ്സിൽ നെബ്രാസ്കയുടെ കിർസ്റ്റൺ ബെയ്റ്റ് വിജയിച്ചു ഖത്തറിൽ ദോഹയിൽ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്കുള്ള വിമാനങ്ങൾ വാക്സിനുകൾ പൂർണ്ണമായി പരീക്ഷിച്ചിട്ടില്ല! അവ പരീക്ഷണാത്മകവും അടിയന്തിര ഉപയോഗവും മാത്രമാണ്. ചെറിയതോ പാർശ്വഫലങ്ങളോ ഇല്ലാത്ത മറ്റ് പ്രതിരോധ നടപടികൾക്ക് പ്രത്യേകിച്ച് പരിഗണന നൽകിയിട്ടില്ല, പ്രത്യേകിച്ച് വിറ്റാമിൻ ഡി 3. വാക്സിനുകളുടെ ഫലങ്ങൾ വൈറസിന്റെ ഫലങ്ങൾ പോലെ മോശമല്ലെന്ന് ആർക്കും നിയമപരമായി പറയാൻ കഴിയില്ല. വാസ്തവത്തിൽ, വാക്സിനുകൾ ആത്യന്തികമായി വൈറസിനെക്കാൾ കൂടുതൽ ആളുകളെ കൊല്ലുമെന്ന് വിശ്വസിക്കുന്ന ഡോക്ടർമാരുണ്ട്. വാക്സിനുകളെക്കുറിച്ചുള്ള ദീർഘകാല വിവരങ്ങൾ ഞങ്ങളുടെ പക്കലില്ല. ഈ കഥയിൽ നിങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒമൈക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസിൽ പുതിയ യാത്രാ നിയന്ത്രണങ്ങൾ ഡിസംബർ 2, 2021 നവംബർ 22 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ഒരു വ്യക്തിയിൽ കാലിഫോർണിയയിലെ ഒമിക്‌റോൺ വേരിയന്റിന്റെ ആദ്യ യുഎസ് കേസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിരീകരിച്ചതിന് ശേഷമാണ് പുതിയ യാത്രാ നിയന്ത്രണങ്ങൾ വരുന്നത്. വെസ്റ്റ്‌ജെറ്റിൽ ഇപ്പോൾ പുതിയ കാൽഗറി മുതൽ ലണ്ടൻ ഹീത്രൂ വിമാനങ്ങൾ ഡിസംബർ 2, 2021 പുതിയ റൂട്ട് ലണ്ടനിലെ ഏറ്റവും വലിയ വിമാനത്താവളത്തിലേക്ക് പ്രവേശനം നൽകുന്നു, ലണ്ടനിലെ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുത്തും വേഗത്തിലും പ്രവേശനം ലഭിക്കും. പുതിയ ഒമൈക്രോൺ യാത്രാ നിരോധനങ്ങൾ വിമാന യാത്രാ വീണ്ടെടുക്കലിന് ഭീഷണിയാണ് ഡിസംബർ 2, 2021 ഒക്ടോബറിലെ ട്രാഫിക് പ്രകടനം ആളുകൾക്ക് അനുവദനീയമായപ്പോൾ യാത്ര ചെയ്യുമെന്ന് ഉറപ്പിക്കുന്നു. നിർഭാഗ്യവശാൽ, Omicron വേരിയന്റിന്റെ ആവിർഭാവത്തോടുള്ള സർക്കാർ പ്രതികരണങ്ങൾ പുനർനിർമ്മിക്കാൻ ഇത്രയും സമയമെടുത്ത ആഗോള കണക്റ്റിവിറ്റിയെ അപകടത്തിലാക്കുന്നു. കുത്തിവയ്പ് എടുക്കാത്തവർക്കായി ജർമ്മനി പുതിയ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ഡിസംബർ 2, 2021 പുതിയ നിയന്ത്രണങ്ങൾ പ്രകാരം, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികളെ റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ, അവശ്യേതര സ്റ്റോറുകൾ എന്നിവയിൽ നിന്ന് തടയും. അണുബാധ കൂടുതലുള്ള പ്രദേശങ്ങളിൽ നൈറ്റ്ക്ലബുകളും അടച്ചിടും, അതേസമയം വലിയ തോതിലുള്ള ഇവന്റുകൾ കാണികളുടെ എണ്ണം കുറയും. നിങ്ങൾ എത്രനേരം ഉറങ്ങുന്നു എന്നതിനേക്കാൾ പ്രധാനമാണ് നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ ഡിസംബർ 2, 2021 ആരോഗ്യ ശാസ്ത്ര കമ്പനിയായ ZOE യിലെ ഗവേഷകർ, യുകെ, യുഎസ്, എന്നിവിടങ്ങളിൽ നിന്നുള്ള ലോകപ്രശസ്ത സ്ലീപ് ആൻഡ് മെറ്റബോളിസം ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര ടീമിനൊപ്പം […] യുഎൻഡബ്ല്യുടിഒയിലെ ഈ പുതിയ ദിനം യാത്രയ്ക്കും വിനോദസഞ്ചാരത്തിനും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള ഒരു വലിയ ചുവടുവെപ്പാണ് ഡിസംബർ 2, 2021 ഇന്ന്, വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) ഭാവി വളരെ തിളക്കമുള്ളതായി തോന്നുന്നു. ആർക്കും ചോദ്യം ചെയ്യാനാകാത്ത രഹസ്യ തിരഞ്ഞെടുപ്പിൽ ജോർജിയയിൽ നിന്നുള്ള സുറാബ് പൊളോളികാഷ്‌വിലി സെക്രട്ടറി ജനറലായി വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. ഇത് പലരുടെയും വിജയമാണ്. എന്തുകൊണ്ടെന്ന് ഇതാ. ജനനേന്ദ്രിയ സോറിയാസിസ്: പുതിയ പഠനത്തിന്റെ ഫലങ്ങൾ ഡിസംബർ 2, 2021 മിതമായതും കഠിനവുമായ ജനനേന്ദ്രിയ സോറിയാസിസ് ഉള്ള മുതിർന്നവരിൽ Otezla® (apremilast) യുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള 3-ാം ഘട്ടം, മൾട്ടിസെന്റർ, റാൻഡമൈസ്ഡ്, പ്ലേസിബോ നിയന്ത്രിത, ഇരട്ട-അന്ധമായ പഠനത്തിന്റെ DISCREET ട്രയലിൽ നിന്നുള്ള പോസിറ്റീവ് ടോപ്പ്-ലൈൻ ഫലങ്ങൾ Amgen ഇന്ന് പ്രഖ്യാപിച്ചു. കഠിനമായ പ്ലാക്ക് സോറിയാസിസ്. കാനഡയുടെ യുദ്ധവിമാനങ്ങൾക്ക് പകരം പുതിയവ സ്ഥാപിക്കുന്നു ഡിസംബർ 2, 2021 “ശക്തവും സുരക്ഷിതവും ഇടപഴകിയതും” എന്ന പ്രതിരോധ നയത്തിന്റെ ഭാഗമായി, കാനഡ ഗവൺമെന്റ് റോയൽ കനേഡിയൻ എയർഫോഴ്സിനായി (ആർസിഎഎഫ്) 88 നൂതന യുദ്ധവിമാനങ്ങൾ ഏറ്റെടുക്കുന്നു, ഇത് ഒരു മത്സര പ്രക്രിയയിലൂടെ ആർസിഎഎഫിന്റെ ആവശ്യകതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. കാനഡക്കാർക്ക് ഏറ്റവും മികച്ച മൂല്യം. പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദ രോഗികൾക്ക് ഇപ്പോൾ കീമോതെറാപ്പി ഒഴിവാക്കാം ഡിസംബർ 2, 2021 പഠനത്തിൽ, 1 മുതൽ 3 പോസിറ്റീവ് നോഡുകളുള്ള ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ, 0 മുതൽ 25 വരെയുള്ള ആവർത്തന സ്‌കോർ ® ഫലങ്ങൾ അഞ്ച് വർഷത്തെ ഫോളോ-അപ്പിന് ശേഷം കീമോതെറാപ്പിയിൽ നിന്ന് ഒരു പ്രയോജനവും കാണിച്ചില്ല, അതായത് അവർക്ക് ചികിത്സയുടെ നെഗറ്റീവ് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ കഴിയും. അസ്ഥി സാന്ദ്രത: പുതിയ ഗ്രൗണ്ട് ബ്രേക്കിംഗ് മെഷർമെന്റ് ഉപകരണം ഡിസംബർ 2, 2021 "ശക്തമായ ആരോഗ്യമുള്ള അസ്ഥികളുടെ ഒരു ഭാഗം മാത്രമാണ് അസ്ഥികളുടെ സാന്ദ്രതയെന്ന് അറിയുമ്പോൾ ആളുകൾ പലപ്പോഴും ഞെട്ടിപ്പോകും. യഥാർത്ഥത്തിൽ, ദുർബലമായ അസ്ഥികൾ കാരണം ഒടിവുണ്ടാകുന്ന മിക്ക രോഗികൾക്കും ഓസ്റ്റിയോപൊറോട്ടിക് അസ്ഥി സാന്ദ്രത ഇല്ല യുസി സാന്റയിലെ ഡോ. പോൾ ഹാൻസ്മ പറഞ്ഞു. ബോൺ സ്കോറിന് പിന്നിലെ സാങ്കേതികവിദ്യ കണ്ടുപിടിച്ച ബാർബറ ഫിസിക്സ് പ്രൊഫസർ. ഏവിയാങ്ക എയർലൈൻ ഒരു പുതിയ ദിനം കാണുന്നു: പാപ്പരത്തത്തിൽ നിന്നുള്ള പടികൾ ഡിസംബർ 2, 2021 5 ഡിസംബർ 1919 മുതൽ കൊളംബിയയുടെ ഫ്ലാഗ് കാരിയറാണ് Avianca Airline. ഇന്ന്, ചാപ്റ്റർ 11 പാപ്പരത്വ പദവിയിൽ നിന്ന് എയർലൈൻ പുറത്തുകടന്നു. Omicron: പുതിയ ഭീഷണി അല്ലെങ്കിൽ കാര്യമായ ഒന്നുമില്ലേ? ഡിസംബർ 2, 2021 ഒമൈക്രോൺ ഇതിനകം തന്നെ വിപണികളെ ഭയപ്പെടുത്തുകയും ചില ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ നിരോധനത്തിന് കാരണമാവുകയും ചെയ്തിട്ടുള്ള ഏറ്റവും പുതിയ വേരിയന്റാണ് ഹോട്ടൽ വ്യവസായത്തിന്റെ പുത്തൻ വീണ്ടെടുക്കൽ പാളം തെറ്റിക്കും, പ്രത്യേകിച്ചും യുഎസിലെ പോലെ പരിശോധന നയങ്ങൾ കർശനമാക്കാനുള്ള പദ്ധതികൾ മുന്നോട്ട് പോകുകയാണെങ്കിൽ. പ്രൊഫഷണലുകൾ ഏഥൻസിന് ബിസിനസ്സ് ചെയ്യാനുള്ള ഒരു പുതിയ വഴി കാണിക്കുന്നു ഡിസംബർ 2, 2021 ഐബിടിഎം വേൾഡ് 2021-ൽ പൂർത്തിയാക്കിയ പുതിയ ഡെസ്റ്റിനേഷൻ പങ്കാളിത്തത്തിലൂടെ ഏഥൻസ് നഗരവും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ കോൺഗ്രസ് ഓർഗനൈസർമാരും (ഐഎപിസിഒ) ചേരുന്നു. ആദ്യ ഫിസിക്കൽ ഇവന്റിൽ ജർമ്മനി ഇപ്പോൾ സീഷെൽസിന്റെ രുചി ആസ്വദിക്കുന്നു ഡിസംബർ 2, 2021 മാസങ്ങളോളം വെർച്വൽ ഇവന്റുകളിലും വെബിനാറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് ശേഷം, 18 നവംബർ 2021 ന്, പാൻഡെമിക്കിന്റെ തുടക്കം മുതൽ, ടൂറിസം സീഷെൽസ് അവരുടെ ആദ്യത്തെ ഫിസിക്കൽ ഇവന്റ് ജർമ്മനിയിൽ നടത്തി. ജമൈക്ക: പ്രത്യേക പുതിയ പരിശീലന കേസ് പഠനം ഡിസംബർ 2, 2021 ജമൈക്ക ടൂറിസം മന്ത്രി ബഹു. ജമൈക്ക സെന്റർ ഓഫ് ടൂറിസം ഇന്നൊവേഷന്റെ (JCTI) സുപ്രധാന പങ്കാളിയായ അമേരിക്കൻ ഹോട്ടൽ ലോഡ്ജിംഗ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (AHLEI) ജമൈക്കയെ കേന്ദ്രീകരിച്ച് ഒരു പ്രത്യേക പരിശീലന കേസ് പഠനം പ്രസിദ്ധീകരിക്കാൻ സമ്മതിച്ചതായി എഡ്മണ്ട് ബാർട്ട്ലെറ്റ് വെളിപ്പെടുത്തി. നാല് വർഷം മുമ്പ് ആരംഭിച്ച പങ്കാളിത്തം മുതൽ 8,000-ത്തിലധികം ജമൈക്കൻ ടൂറിസം തൊഴിലാളികൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ലഭിച്ചതിനാലാണ് ഈ തീരുമാനമെടുത്തത്. Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് ഭരണാന്ത്യത്തിലും അവസാനിക്കാത്ത ധൂര്‍ത്ത്; സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് സിപിഎം സൊസൈറ്റി നിര്‍മിച്ച പേന‍ വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ Reporter Kerala എം ശിവശങ്കറിനെ പിആർഎസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ ഭരണാന്ത്യത്തിലും അവസാനിക്കാത്ത ധൂര്‍ത്ത്; സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് സിപിഎം സൊസൈറ്റി നിര്‍മിച്ച പേന‍ വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ തിരുവനന്തപുരം: പേന വാങ്ങലിലും ധൂര്‍ത്തുമായി പിണറായി വിജയന്‍ സര്‍ക്കാര്‍. സിപിഎം നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ നിന്ന് സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ. ഈ തുക അനുവദിച്ച്‌ കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് സംഭവം വിവാദത്തിലായത്. സി.പിഎം നേരിട്ട് നിയന്ത്രിക്കുന്ന സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നിന്നാണ് സര്‍ക്കാര്‍ പേനകള്‍ വാങ്ങിയത്. എന്നാല്‍, പൊതുവിപണിയില്‍ നിന്നും ഇതിന്റെ നാലില്‍ ഒന്നു തുകയ്ക്ക് പേനകള്‍ വാങ്ങാം. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ സിപിഎം സൊസൈറ്റിക്ക് വേണ്ടി ധൂര്‍ത്ത് നടത്തിയത്. പുതുവത്സരത്തില്‍ സാമൂഹ്യനേതാക്കള്‍ക്ക് സമ്മാനിച്ച സര്‍ക്കാര്‍ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച്‌ പേന വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. സംസ്ഥാനത്തെ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ക്ക് പുതുവത്സരത്തില്‍ സര്‍ക്കാര്‍ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയതിലാണ് ഈ തുക അനുവദിച്ചതെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. Previousമോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് Nextമൂന്നു മാസത്തിനു ശേഷം ജയില്‍മോചിതന്‍; പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന് എം.സി. കമറുദ്ദീന്‍ സര്‍വേ റിപ്പോര്‍ട്ട് നല്‍കിയില്ല; ഗ്രാമീണ മേഖലയിലെ നിര്‍ധനരെ കണ്ടെത്തി സഹായം നല്‍കാനുള്ള കേന്ദ്രപദ്ധതി വൈകിപ്പിക്കുന്നു ശിവന്‍, ഹനുമാന്‍ അല്ലെങ്കില്‍ ഗണേഷ് ഹിന്ദുക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള ദൈവം ഏതാണ്‌? പ്യൂ സര്‍വേ എന്താണ് പറയുന്നതെന്ന് അറിയുക അധ്യാപക നിയമനങ്ങളില്‍ നിയമലംഘനമെന്ന് സര്‍വകലാശാല ജീവനക്കാര്‍ കിടപ്പ് രോഗിക്ക് കട്ടില്‍ നല്‍കി സേവാഭാരതി ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടകം ഒമിക്രോൺ അതീവ അപകടകാരി; ജാഗ്രത കൈവിടരുത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ കൊറോണ: സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കൂടി രോഗം, പരിശോധിച്ചത് 54,309 സാംപിളുകൾ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു ഖുറാൻ പാരായണത്തിനായി ആരംഭിച്ച കെട്ടിടത്തിലെ താഴികക്കുടങ്ങൾ ഇടിച്ച് തകർത്ത് ചൈനീസ് അധികൃതർ ഏകീകൃത കുർബാന; തൃശൂർ അതിരൂപതയിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം; മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ചു സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയവർക്ക് കൊറോണ; നിരീക്ഷണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്നുള്ളവർക്കും പരിശോധന കണ്ണൂരിൽ തീവ്രവാദ പ്രവർത്തനം വ്യാപകമാക്കാൻ എസ്ഡിപിഐ ശ്രമിക്കുന്നു: എസ്ഡിപിഐയുടെ പ്രകടനത്തിൽ മുഴങ്ങിയ മുദ്രാവാക്യം സിപിഎമ്മിന്റെതെന്ന് സന്ദീപ് വചസ്പതി സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയവർക്ക് കൊറോണ; നിരീക്ഷണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്നുള്ളവർക്കും പരിശോധന ഒമിക്രോൺ:ജാഗ്രത കൈവിടാതെ ശരിയായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക നിരീക്ഷണം ബിജെപി ഭരണകാലത്ത് കലാപങ്ങളോ, കർഷകരുടെ ആത്മഹത്യയോ ഉണ്ടായിട്ടില്ല ഉത്തർപ്രദേശിൽ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്ന് യോഗി ആദിത്യനാഥ് പരസ്പരം ഗ്രാമങ്ങൾ സമ്മാനിക്കാനൊരുങ്ങി ഉത്തർപ്രദേശും ബിഹാറും: ഏഴ് ഗ്രാമങ്ങൾ കൈമാറും, കേന്ദ്രാനുമതി തേടി കോവിഡിന്റെ പുതിയ വകഭേദം: ആറു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബഹ്‌റൈന്‍ പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ ഫെറാന്‍ ടോറസിനെ സ്വന്തമാക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ ബാഴ്സലോണ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നയന്‍താര പുതിയ വീട് വാങ്ങുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ തിങ്കളാഴ്ച ലോക്സഭയിൽ രാജ്യത്ത് വീണ്ടും പതിനായിരത്തിൽ താഴെ കൊറോണ രോഗികൾ; രോഗമുക്തി നിരക്ക് ഉയരുന്നു മൊബൈൽ ആപ്പ് വഴി 3000 കടമെടുത്തു; യുവാവിന്റെ ഫോണിലുള്ള നമ്പറുകളിലേക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങൾ; കൂടുതൽ പണം ആവശ്യപ്പെട്ടും ഭീഷണി ട്രെയിൻ തട്ടി; ആലുവയിൽ ട്രാൻസ്‌ജെൻഡർ യുവതിയ്‌ക്ക് ദാരുണാന്ത്യം വില്യംസണെ പുറത്താക്കി ഉമേഷ് യാദവ്; കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 രാഷ്‌ട്രപതിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസ് രണ്ടാം പ്രതി ഉമ്മർ കുട്ടി അറസ്റ്റിൽ ഹലാൽ എന്നാൽ ‘കഴിക്കാൻ പറ്റുന്നത് എന്നാണ്’; ചേരി തിരിവുണ്ടാക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ആണെന്ന് മുഖ്യമന്ത്രി റിസർവ്വ് ബാങ്ക് നിയന്ത്രണം സഹകരണമേഖലയെ തകർക്കാൻ; സംഘപരിവാറിന്റേത് ആസൂത്രിത നീക്കം: മുഖ്യമന്ത്രി കൊറോണ “ഒമിക്രോൺ” വൈറസിന്റെ വ്യാപനം: അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി, ജാഗ്രതാ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും പമ്പ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ദുരിത പര്‍വ്വം. ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബർ പകുതിയോടെ;14 രാജ്യങ്ങളെ ഒഴിവാക്കി പ്ലസ് വണിന് പുതിയ 50 താല്‍ക്കാലിക ബാച്ചുകള്‍; സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ ശിപാര്‍ശ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കും ഇടുക്കിയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; അനധികൃതമായി പണം കണ്ടെത്തി റഷ്യയിലെ കൽക്കരി ഖനി ദുരന്തം; മരിച്ചവരിൽ രക്ഷാപ്രവർത്തകരും; ഡയറക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനം ഉത്തർപ്രദേശ് കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിലും ഒന്നാമത്; വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി ആദിത്യനാഥ് മാതാവ് മൊബൈൽ ഫോൺ നൽകിയില്ല 15 കാരൻ ആത്മഹത്യ ചെയ്തു മഴ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് ക്രിക്കറ്റ് ലോകം;മറക്കാനാകില്ലെന്ന് താരങ്ങൾ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികളർപ്പിച്ച് ക്രിക്കറ്റ് ലോകം;മറക്കാനാകില്ലെന്ന് താരങ്ങൾ മാഗ്‌നസ് കാൾസണോ യാൻ നെപോമ്‌നിയാച്ചിയോ; ചതുരംഗക്കളത്തിലെ വിശ്വ ജേതാവ് ആരാകും? സംസ്ഥാനത്ത് ഇന്ന് 4677 പേർക്ക് കൊറോണ കൂടുതൽ രോഗികൾ എറണാകുളത്ത് മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; പ്രതി പിടിയിൽ സുരേഷ്‌ഗോപിയുടെ ക്ലാസ് താണ്ഡവം – കാവൽ റിവ്യൂ കല്യാണ ദിവസം വരൻ മുങ്ങി: വിവാഹ വസ്ത്രത്തിൽ വരന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച് വധു അരങ്ങേറ്റത്തിൽ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ; സ്‌കോർ 305/6 ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടകം ഒമിക്രോൺ അതീവ അപകടകാരി; ജാഗ്രത കൈവിടരുത്:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ കൊറോണ: സംസ്ഥാനത്ത് ഇന്ന് 4741 പേർക്ക് കൂടി രോഗം, പരിശോധിച്ചത് 54,309 സാംപിളുകൾ പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു പുൽവാമയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ അറസ്റ്റിൽ; എകെ 47 പിടിച്ചെടുത്തു പതിവിൽ നിന്നും വിപരീതമായി ചേട്ടനും ചേട്ടത്തിക്കുമൊപ്പം കാറിലാണ് യാത്ര തുടങ്ങിയത്. സൂര്യൻ എത്തിനോക്കിത്തുടങ്ങുന്നതിനു മുമ്പേ മൂവാറ്റുപുഴയും കടന്ന് കോതമംഗലം എത്തിയിരുന്നു. അതിരാവിലെയുള്ള യാത്രകളിൽ വിശപ്പ് ഇത്തിരി നേരത്തേ എത്തിച്ചേരുന്നത് പതിവാണ്. ഭക്ഷണത്തിനു ശേഷമുള്ള യാത്രയിൽ ജോലി സ്ഥലങ്ങളിലേക്ക് കൂട്ടമായിപ്പോകുന്ന ബംഗാളികളും ചീറിപ്പാഞ്ഞു മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബസ്സുകളും സ്ഥിരം കാഴ്ചയായി. ഊന്നുകൽ പിന്നിടുന്നതോടെ ഹൈറേഞ്ച് അതിന്റെ തനി സ്വഭാവം കാട്ടിത്തുടങ്ങിക്കഴിഞ്ഞിരുന്നു.ചെറു തണുപ്പ് സമ്മാനിച്ച് ചെക്ക് പോസ്റ്റ് പിന്നിടുന്നതോടെ കാടെന്ന കാഴ്ചകളുടെ വിസ്മയ ഭൂമിയിലേക്ക് കടക്കുകയായി.ഇടക്ക് റോഡുകൾ താറുമാറായി കിടക്കുന്നത് യാത്രയെ സാരമായി ബാധിച്ചു. ഇടുക്കിയിലേക്കുള്ള വഴികാട്ടി മോഹിപ്പിച്ചുവെങ്കിലും നേര്യമംഗലത്തേക്ക് തന്നെ യാത്ര തുടർന്നു.എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണായതിനാൽ അത്യാവശ്യം തിരക്കും ഉണ്ട്. ഇവിടം കഴിഞ്ഞാൽ ഇനി പമ്പ് 45 കിലോമീറ്റർ ദൂരത്തുള്ള അടിമാലിയിലാണ് സ്ഥിതി ചെയ്യുന്നത്,അതിനാൽ ഇന്ധനം ആവശ്യത്തിന് നിറച്ചാണ് യാത്ര. മൂന്നാറിന്റെ കവാടമായ നേര്യമംഗലമായതോടെ യാത്ര ഒന്നൂടെ ഉഷാറായി. ചുവന്ന പെയ്ന്റിൽ നിരവധി ആർച്ചുകളോടെ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയതും മനോഹരവുമായ പാലം പിന്നിടുന്നതോടെ കാട് ഒന്നൂടെ സുന്ദരിയായി. മലമ്പാതക്കിരുവശത്തുമായ കാട് അതിരിട്ടു നില്ക്കുകയാണ്. കിഴക്കാം തൂക്കായ കൊക്കകളും ചെറുവെള്ളച്ചാട്ടങ്ങളും കൊണ്ട് സമ്പന്നമായ വനത്തിലെ ഓരോ വളവുകളും തിരിവുകളും ചേട്ടൻ വളരെ ശ്രദ്ധയോടെയാണ് ഓടിക്കുന്നത്. തളിരിട്ടു നില്ക്കുന്ന മുളങ്കൂമ്പുകളിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വല്ലാത്ത ഭംഗി കൈവന്ന പോലെ തോന്നി. വിജനമായ പാതയ്ക്ക് ഇടവേള നല്കി ഞങ്ങൾ ചീയപ്പാറ എന്ന സുന്ദരിയായ വെള്ളച്ചാട്ടത്തിനടുത്തെത്തി. സഞ്ചാരികളാൽ നിറഞ്ഞിരിക്കുന്നുവെങ്കിൽ ആരുടേയോ കണ്ണേറ് കൊണ്ട് വെള്ളച്ചാട്ടം നന്നേ ശുഷ്കിച്ചിരുന്നു. ഒരുപാട് ദൂരം പോകേണ്ടതിനാൽ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അപ്പോഴും റോഡിൽ വാനരക്കൂട്ടം തല്ലുകൂടുന്നുണ്ടായിരുന്നു. വല്യ ദൂരത്തിലല്ലാത്ത വാളറക്കുത്ത് ദൂര നിന്നും ഒരുനോക്ക് കണ്ട് വീണ്ടും മുന്നോട്ട് യാത്ര തുടർന്നു. മൊബൈൽ ഫോണിന്റെ റേഞ്ച് പോകുന്നതിനൊപ്പം കാണുന്ന കാഴ്ചയുടെ ഭംഗിയും കൂടിക്കൂടി വന്നു തുടങ്ങിയിരുന്നു. തണുത്തു നില്ക്കുന്ന പ്രകൃതിയിൽ സൂര്യൻ എവിടെയോ പോയി മറഞ്ഞിരുന്നു. പാതക്കിരുവശവും തേയിലത്തോട്ടങ്ങളാൽ സമ്പന്നമായിരുന്നു. പച്ചപ്പ് നിറഞ്ഞു നിന്ന തോട്ടങ്ങൾക്ക് സമീപത്തായി പൂത്തു നില്ക്കുന്ന ഗുൽമോഹർ പൂക്കൾ കൂടി ചേരുന്നതോടെ കാഴ്ചയുടെ വസന്തം ആയി എന്നു മലഞ്ചരിവുകൾ പറയാതെ പറഞ്ഞിരുന്നു. മുന്നോട്ടു പോകവേ താഴ്വരയിലെ തോട്ടങ്ങളിൽ കോടമഞ്ഞ് കണ്ടുതുടങ്ങിയിരുന്നു. കോടമഞ്ഞിന്റെ പുതപ്പണിയാൻ വെമ്പി നിന്ന തേയിലച്ചെടികളെ വാരിപ്പുണർന്നു കൊണ്ട് കോടമഞ്ഞ് കാഴ്ചയുടെ മറ്റൊരു ലോകം സമ്മാനിച്ചു കഴിഞ്ഞിരുന്നു. തോട്ടത്തിലെ ഓറഞ്ചു മരങ്ങൾ മഞ്ഞിൽ കുളിച്ചു നില്ക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. മുന്നോട്ട് പോകവേ കോടമഞ്ഞ് അതിന്റെ വിശ്വരൂപം കാട്ടിത്തന്നു. റോഡ് പോലും കാണാൻ വയ്യാത്ത വിധത്തിൽ മഞ്ഞുമൂടിക്കഴിഞ്ഞിരുന്നു. സമയം ഒരു മണിയോടക്കുകയാണ് തണുപ്പും വിശപ്പും ഒരുപോലെ മുന്നിൽ എത്തി നില്ക്കുകയാണ്. വഴിയരുകിലെ തട്ടുകടയിൽ നിന്നും ചൂടു ചായയും വാങ്ങി താഴെയുള്ള വ്യൂ പോയിന്റിലെ മുളങ്കുടിലേക്ക് നടന്നു. ദൂരെയുള്ള കാഴ്ചകളെ മറച്ചുകൊണ്ട് മഞ്ഞാകെ മൂടിക്കിടക്കുകയാണ്. ചൂടു ചായ നല്കിയ ഊർജ്ജവുമായി യാത്ര തുടർന്നു.മകരമഞ്ഞിൽ മരം കോച്ചുന്ന തണുപ്പു പോലെ മരക്കൂട്ടങ്ങൾ മഞ്ഞിൽ വിറങ്ങലിച്ചു നില്ക്കുകയാണ്. ഒരു പക്ഷേ ജീവിതത്തിൽ വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന സുന്ദര കാഴ്ചക്കാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്. പറയാൻ വാക്കുകൾ കിട്ടാത്ത വിധം മഞ്ഞണിഞ്ഞ മലമടക്കുകൾ. അപ്പോഴേക്കും ഞങ്ങൾ സമുദ്രനിരപ്പിൽ നിന്നും 5500 അടി ഉയരത്തിൽ എത്തിയിരുന്നു. സഞ്ചാരികൾ പൊതുവേ കുറഞ്ഞ വഴിയായതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ലക്കം വെള്ളച്ചാട്ടത്തിൽ എത്തി വിശ്രമിച്ച ശേഷമാണ് യാത്ര തുടർന്നത്.മറയൂർ റൂട്ടിലെ നയനമനോഹരമായ വെള്ളച്ചാട്ടമാണ് ലക്കം.15 അടിയിൽ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിലെ വെള്ളം തണുപ്പിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. ലക്കം ഒരു അരുവിയായി പിറവി കൊണ്ട് കുഞ്ഞോളങ്ങളുമായി കഥകൾ താഴെക്ക് ഒഴുകി പോവുകയാണ്. ഇനിയാണ് മറയൂർ ചന്ദനം തേടിയുള്ള യാത്ര തുടങ്ങുന്നത്. ലോകത്തിലെ ഏറ്റവും ശുദ്ധമായ പ്രകൃതിദന്ത ചന്ദനക്കാട് സ്ഥിതി ചെയ്യുന്നത് കേരളത്തിൽ ആണെന്നുള്ളതിൽ അഭിമാനം കൊണ്ടാണ് യാത്ര. വലിയ താമസം കൂടാതെ ചന്ദന മരങ്ങൾ കണ്ടുതുടങ്ങിയിരുന്നു. റോഡിനിരുവശവും വേലി കെട്ടി സംരക്ഷണ കവചം തീർത്താണ് ചന്ദനത്തോട്ടം സംരക്ഷിച്ചു പോരുന്നത്.ചന്ദനത്തോട്ടം പിന്നിടുന്നതോടെ ശുദ്ധവായുവും ശ്വസിച്ച് മനസ്സും ശരീരവും നിറഞ്ഞിരുന്നു. മഞ്ഞുതുള്ളികൾ പെയ്തു വീഴുന്ന മലമ്പാതകളിൽ അവിടവിടെയായി ലോറികളിൽ യൂക്കാലിതടി കയറ്റുകയാണ് തൊഴിലാളികൾ. കോടമഞ്ഞ് നല്ലതുപോലെ മൂടിത്തുടങ്ങിയിരുന്നു. സൂര്യ ഭഗവാൻ ഇവിടേക്ക് എത്തിനേക്കാറേ ഇല്ലെന്നു തോന്നുന്നു.ചളിക്കുളമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ തണുപ്പിനൊപ്പം വല്ലാത്തൊരു ഏകാന്തതയും കൂടെക്കൂടിയിരുന്നു. ഏറെക്കുറെ വിജനമായിരുന്നു കാന്തല്ലൂർ കാർഷിക ഗ്രാമം. നിരത്തുകളിൽ മരത്തക്കാളിയും ഓറഞ്ചും മുസമ്പിയും വില്ക്കുന്ന കച്ചവടക്കാരാണ് കൂടുതലും. പഴക്കൂടയിലെ ഓരോ സ്ഥലങ്ങളിലുമുള്ള തോട്ടങ്ങൾ സന്ദർശിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വലിയ ദൂരം പോകേണ്ടി വന്നില്ല, ചെങ്കുത്തായ കയറ്റം കയറി ചെല്ലുന്നതോടെ ഒരു വലിയ ഫാമിൽ ഞങ്ങൾ എത്തിപ്പെട്ടിരുന്നു. പ്രായം ചെന്ന വയോധികയായ സ്ത്രീ ഞങ്ങളെ തോട്ടം മുഴുവൻ ചുറ്റി നടന്നു കാട്ടിത്തന്നു. തോട്ടത്തിനുള്ളിൽ സന്ദർശകർക്ക് കാഴ്ചകൾ കണ്ട് നടക്കാൻ വേണ്ടി മാത്രം വേലികെട്ടിത്തിരിച്ച ചെറുതും വൃത്തിയുള്ളതുമായ വഴിത്താര. ഇരുവശത്തും സമൃദമായി വിളഞ്ഞു കിടക്കുന്ന പഴവർഗ്ഗങ്ങൾ. ആരും മനസ്സിൽ കൊതിച്ചു പോകുന്ന കാഴ്ചയുടെ വസന്തഭൂമിയിൽ മഞ്ഞുതുള്ളിയുമായി കാഴ്ചയുടെ കണിയൊരുക്കി ഓറഞ്ച് വിളഞ്ഞു കിടക്കുകയാണ്. വിവിധ തരത്തിലുള്ള പേരയ്ക്കയും മൊസമ്പിയും നാരങ്ങയും വിളവെടുക്കാൻ പാകത്തിലായിരിക്കുന്നു. സമയം ഇരുട്ടിലേക്ക് വഴിമാറിത്തുടങ്ങിയിരുന്നു. ഞങ്ങളും പതിയെ മലയിറങ്ങി. ചിന്നാർ ചെക്ക് പോസ്റ്റിനു സമീ‌പമുള്ള കരുമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്തായിരുന്നു താമസം. ഇടതടവില്ലാതെയുള്ള വെള്ളച്ചാട്ടത്തിന്റെ ഹൂങ്കാര ശബ്ദം കേട്ടാണ് ഉറങ്ങിയതും ഉണർന്നതും. രാവിലെ തന്നെ ചിന്നാറിലെ വന്യജീവികളെ കണ്ടുള്ള ട്രെക്കിംങ് പോകാൻ തീരുമാനിച്ചാണ് യാത്ര തുടങ്ങിയത്. കരുമുട്ടി ഫാൾസും നക്ഷത്ര ആമയുടെ ഭീമാകാരമായ ശില്പ്പവും കണ്ട് കാടിന്റെ തണുപ്പിലേക്ക് ഞങ്ങളും പ്രവേശിച്ചു കഴിഞ്ഞിരുന്നു. കാട്ടുപന്നികളാണ് ആദ്യം ഞങ്ങൾക്ക് മുന്നിൽ അതിഥികളായെത്തിയത്. പാതക്കിരുവശവും സമതലങ്ങളായതിനാൽ വന്യജീവികളെ കാണാനുള്ള സാധ്യത കൂടുതലായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ തെറ്റിക്കാതെ മാനും മയിലും കാട്ടുപോത്തും വരെ ഞങ്ങളുടെ കൺമുന്നിൽ അതിഥികളായി എത്തി. സന്തോഷം വാനോളം ഉയർത്തിക്കൊണ്ടു ചിന്നാർ വന്യജീവി സങ്കേതത്തിൽ എത്തിയിരുന്നു. പാസും വാങ്ങി ഗൈഡിനോടൊപ്പം കള്ളിമുൾച്ചെടികൾ നിറഞ്ഞ വനഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സിംഹവാലൻ കുരങ്ങുകൾ സ്വാഗതമരുളി മരങ്ങളിൽ ചാടിക്കളിക്കുന്നുണ്ടായിരുന്നു. അടിക്കാടുകൾ അത്ര വലിയ സമ്പന്നമല്ലാത്ത വനമാണിവിടം.പൊതുവേ വരണ്ട കാലാവസ്ഥ. ഒറ്റയിടപ്പാതയിലൂടെ നടന്ന് ഞങ്ങൾ മൂന്ന് നിലകളിലായി പണിത വാച്ച് ടവറിനു സമീപം എത്തിയിരുന്നു. മുകളിൽ നിന്നും നോക്കിയാൽ താഴ് വാരവും ഞങ്ങൾ കടന്നു പോയ പാതയും കാണാൻ സാധിക്കും. അവിടവിടയായി മേയുന്ന മ്ലാവിൻ കൂട്ടവും പുളളിമാനുകളേയും എല്ലാം നല്ലപോലെ ടവറിൽ നിന്നാൽ കാണാൻ സാധിക്കുന്നുണ്ട്. നിമ്നോന്നതങ്ങളായ മലനിരകളും മേഘശകലങ്ങളെപ്പോലെ പറന്നു പോകുന്ന കോടയും എല്ലാം വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്ന ഈ വാച്ച് ടവർ വളരെ ഉപകാരപ്രദമാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ അനുയോജ്യം. സമയക്കുറവ് മൂലം ഞങ്ങൾ വാച്ച് ടവറിനോട് വിട പറഞ്ഞ് കാടിന്റെ മറ്റൊരു കോണിലൂടെ മടക്കയാത്ര തുടങ്ങി. ഒന്നു രണ്ടു കയറ്റങ്ങളും ഇറക്കങ്ങളും പിന്നിടുന്നതോടെ അതിസമ്പന്നമായ കാട്ടരുവിയായി. തെളിനീരുമായി ആർത്തുല്ലസിച്ചൊഴുകുന്ന അരുവിയും ഇരുകരകളും മറ്റെന്തിനേയും വെല്ലുന്ന ദൃശ്യഭംഗിയിൽ നിലകൊള്ളുകയാണ്. കിളിയൊച്ചകളും വെള്ളത്തിന്റെ ഇരമ്പലും മാത്രം സ്വന്തമായ വനസമ്പത്തിന്റെ ഈറ്റില്ലം എന്നു പറയാം. വലിയ ഉരുളൻ കല്ലുകളും വെള്ളാരം കല്ലുകൾ പാകിയ അടിത്തട്ടും തെളിനീരിൽ വളരെ വ്യക്തമായി കാണാൻ സാധിച്ചു. സാധാരണയായി ചാമ്പൽ മലയണ്ണാനെ കാണുന്ന സ്ഥലമായതിനാൽ ഞങ്ങൾ കുറേനേരം ചിലവഴിച്ചെങ്കിലും ഒന്നിനേപ്പോലും കാണാൻ സാധിച്ചില്ല. ആനയും കാട്ടുപോത്തും മ്ലാവും എല്ലാം വെള്ളം കുടിക്കാനെത്തുന്നതിന്റെ ലക്ഷണങ്ങൾ തീരത്തു കാണാമായിരുന്നു. വലിയ വടവൃക്ഷങ്ങൾ അതിരു കാക്കുന്ന അരുവിയുടെ ഓരത്തുകൂടി നടന്നു തിരികെ ഓഫീസിൽ എത്തി കാറിൽ മടങ്ങുമ്പോഴും ആ കാട്ടരുവി തെളിഞ്ഞ ചിത്രമായി മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ… എനിക്കും പണികിട്ടി മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,… മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്… അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള… 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’ എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി… പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്… അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന… എറണാകുളം ജില്ലയിലെ ഏറ്റവും ഉയർന്നതും കൊടുംകാട്ടിലൂടെയുമുള്ള ബസ് റൂട്ട് ‘കോതമംഗലം – കുട്ടമ്പുഴ – മാമലക്കണ്ടം’ എറണാകുളം ജില്ലയിലുള്ള കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ഏറ്റവും പ്രയാസവും, എന്നാൽ ഏറ്റവും മനോഹരവുമായ പ്രദേശത്തേക്കുള്ള ബസ് റൂട്ടാണിത്. കാട്ടാനകൾ ധാരാളമുള്ള വനത്തിലൂടെ ഒരു ബസിനു മാത്രം പോകാൻ കഴിയുന്ന റോഡ്, പോകും വഴിയേ… ജാതീയതില്‍ നിന്ന് മാറി മാനവികത എന്ന സ്ഥിതിയിലേക്ക് നമ്മളെത്തിയത് ഒരു ദിവസംകൊണ്ടായിരുന്നില്ല 150 വര്‍ഷം മുമ്പുവരെ ജാതിഭ്രമം കൊടികുത്തിവാണിരുന്ന കേരളത്തിന്റെ സാമൂഹികനവോത്ഥാനം നിരവധി ആളുകളുടെ വര്‍ഷങ്ങളുടെ നിരന്തര പ്രയത്നഫലമാണ്. മനുഷ്യരുടെ ആശയമണ്ഡലത്തില്‍ ഉണ്ടായ നവോത്ഥാനത്തിന് നിയമപരമായ സാധുതയും കൂടി ഉണ്ടായപ്പോഴാണ് 'മാനവികത' എന്ന ആശയം പ്രാബല്യത്തില്‍ ആയത്. ഏറനാട്ടിലെ ഒരുപിടി മണ്ണെടുത്ത് മണത്തുനോക്കൂ……, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ മാപ്പിളമാരുടെ രക്തത്തിന്റെ മണം അപ്പോൾ അറിയാം” എന്ന് മുസ്ലിം ലീഗിന്റെ പടനായകൻ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന മാനവികത പുൽകിയവരെ കുറിച്ചായിരുന്നില്ല. കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയിൽ ജീനിയും കടിഞ്ഞാണുമില്ലാതെ കടന്നുപോയകാലമാം ജവനാശ്വത്തിന്റെ കാൽ പെരുമാറ്റത്തിന് കാതോർക്കാതെ മൂഢസങ്കൽ‌പ്പങ്ങളിൽ മൂടിപ്പുതച്ചുറങ്ങിയ ഒരു ജനതയെ വിളിച്ചുണർത്തി മാനവിയതയുടെ പൊരുളോതിക്കൊടുത്ത് പ്രതാപത്തിലേക്ക് നയിച്ച മഹാരഥന്മാർ മൺമറഞ്ഞപ്പോൾ ഉറങ്ങിപ്പോയ ഒന്നാണോ ഈ മാനവികത! ഉണർന്നിരിക്കുന്ന ചിന്തകളിൽ ഒന്നിച്ചിരുന്ന സമുദായത്തെ വിദ്വോശ്വത്തിന്റെയും പകയുടെയും മുള്ളാണികൾ തറച്ചും ഭിന്നിപ്പിലേക്ക് നയിച്ചും പാണ്ഡിത്യ സിംഹതകളുടെ മറവിൽ തൻപ്രമാണിത്വങ്ങളെ ഊതിവീർപ്പിച്ച് മാനവിയതയുടെ മനോഹരിതയെ വികൃതമാക്കി ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ സൃഷ്ടിച്ചെടുത്ത് മാനവ ധർമ്മ ശാസ്ത്രത്തെപോലും നാണത്തിലാക്കി എന്തും കുടിപ്പിക്കാം എന്ന പരുവത്തിലെത്തിച്ച് മാനക്ഷതി വരുത്തി മാനം കെട്ട മാനവലീലകളുമായി സുൽത്താനുൽ ഉലമ 2012 ഏപ്രി 12 മുതൽ 28 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളയാത്രക്കിറങ്ങുന്നുണ്ട് എന്നറിഞ്ഞ് ഉറക്കം നടിച്ചതാണോ ഈ മാനവികത! മാനുഷധർമ്മങ്ങളെ മുറുകെപിടിച്ചിരുന്ന മലങ്കരയുടെ ഹൃദയങ്ങളെ കഷ്ണങ്ങളാക്കി വിഭജിച്ച് തനിക്ക്മാത്രം തക്ബീർ വിളിക്കാൻ പാകത്തിന് തന്റെ പാണ്ഡിത്യത്തെ നിർലജ്ജം ഉപയോഗപ്പെടുത്തി വളർത്തിയെടുത്തവർ മോന്തിക്കുടിച്ച മുടിവെള്ളം അല്പമെങ്കിലും ദഹിക്കാതെ ആരുടെയെങ്കിലും ആമാശയത്തിൽ കിടക്കുന്നുണ്ടെങ്കിൽ അത് തികട്ടിവരാതിരിക്കാനായി മാനവികതയുടെ പേരിൽ ആശ്രയം തേടിയുള്ളയാത്ര! അതിലപ്പുറം ഇതിനെ വിലയിരുത്താനാവില്ല. എന്നാൽ മാനവികതക്ക് വേണ്ടി പാടിയ ഉണർത്തുപാട്ടിന്റെ ഈരടികൾ ഇശലായി പെയ്തിറങ്ങുന്നതിന്ന് മുമ്പ് തന്നെ അട്ടപ്പാടിയിൽ നിന്ന് തമ്പുരുവിൽ കൈവിരലമർത്തി താളം പിടിച്ച് സഖാഫികൾ അത്ഭുതം സൃഷ്ടിച്ചു എന്നത് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം വലിയ ഉണർത്തുപാട്ടാണ്. മൂടൽ മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ മരവിച്ച് പോയ നമ്മുടെ പൂർവ്വികരുടെ കാലം! തീർത്തും നിരാശാപൂർണ്ണമായ ഒരു അന്തരീക്ഷത്തിൽ നിന്ന് നമ്മെ വെളിച്ചത്തേക്ക് നയിച്ച പൂർവ്വികർ ,മാനവികതയിലൂന്നിയ സ്വപനങ്ങളുടെ പൂ ചൊരിയുന്ന ജീവിതത്തിന്റെ വസന്തം നൽകി നമ്മെ അനുഗ്രഹിച്ചു! എന്നും ചൂഷിതരുടെ കരാള ഹസ്തങ്ങളിൽ ഞെരിഞ്ഞമരാൻ വിധിക്കപ്പെടാൻ കാരണമായത് അധ്വാന ഭാരമില്ലാതെ മാനവികതയുടെ സ്വാതന്ത്ര്യം പുൽകാനായത് കൊണ്ടാണോ ? മടിയരും മഡയരും മൂഢരുമായവരെപ്പോലെ നാം ഉണരാത്ത മാനവികതയുടെ അനുയായികളോ ? ചിലർക്കെങ്കിലും അങ്ങിനെ തോന്നുന്നത് ,താൻ പറഞ്ഞത് ഹൽഖ് തൊടാതെ വിഴുങ്ങാൻ തയ്യാറുള്ള വരുണ്ട് എന്നതിനാലാകാം ജനബാഹുല്യം കാരണം തന്റെ കട്ടിയേറിയ ചർമ്മചൂടറിയാൻ കഴിയാത്ത ഹതഭാഗ്യർ കാറിനെപോലും മുത്തിമണക്കുന്നത് കാണുമ്പോൾ ആർക്കായാലും ഇങ്ങിനെഒക്കെ തോന്നും എന്നത് സ്വാഭാവിക മനുഷ്യ ചാപല്യംമാത്രം. നാല് ദശകങ്ങളോളം ദീൻപറഞ്ഞിട്ടും പഠിപ്പിച്ചിട്ടും മനുഷ്യരുടെ വേണ്ട അട്ടപ്പാടിയിലെ സഖാഫിക്കെങ്കിലും മാനവിയതയുടെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ ചില പെൺകിടാക്കൾക്കെങ്കിലും മാന്യമായി ജീവിക്കാമായിരുന്നു. മാനവിയത തൊട്ട് തീണ്ടാത്ത ഇക്കൂട്ടർ മാനവികതക്ക് വേണ്ടിയാത്രനടത്തുമ്പോൾ ആശ്ചര്യപ്പെടുന്നത് മാനവ സമൂഹവും പരിഹാസ്യപൂർവ്വം നിന്ദിക്കുന്നത് അബുൽ‌ഐതമിന്റെ രാപ്പനി അറിയുന്ന സഖാഫികളും ഭയപ്പാടോടെ നോക്കികാണുന്നത് അട്ടപ്പാടി സ്ഥാപനത്തിലുണ്ടായിരുന്ന നാല്പത് സഹോദരിമാരും കുടുംബങ്ങളുമാണ് . പറഞ്ഞതത്രയും ആരാണ് കാന്തപുരമെന്നതും എന്താണ് മർക്കസെന്നതുമാകുമ്പോൾ എങ്ങിനെ പണമുണ്ടാക്കാനാകുമെന്നാണ് പല കാ(മി)ലി സഖാഫികളും ചിന്തിച്ചിരുന്നത് അതിന് പറ്റിയ ഒരു സാഹചര്യം മുടിയിലൂടെ കായിദെ സമാൻ എന്നറിയപ്പെടാൻ ആഗ്രഹിച്ച സുൽത്താനുൽ ഉലമ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.പിരിച്ച് കിട്ടിയതിന്റെ മൂന്നിലൊന്ന് മാത്രമെ മുടി കർത്താവിന്റെ കയ്യിൽ കൊടുത്തിട്ടുള്ളൂ എന്നത് കൊണ്ട് തന്നെ, ഉസ്താദവർകളെങ്ങാനും മുടിവിട്ട് മാപ്പിരന്നാൽ പണം തിരിച്ച് കൊടുക്കാനാകാതെ നടുപ്പുറം ചെണ്ടപ്പുറമാകുന്നത് മുടിപ്പള്ളിക്ക് വേണ്ടി പണം പിരിച്ച സഖാഫികളുടെയും അഹ്സനികളുമടക്കമുള്ള താപ്പാനകളുടേതാണ്` എന്ന മറ്റൊരു വസ്തുതയുമുണ്ട്. നിതംബം കവിഞ്ഞ മുടി കണ്ടിട്ടും പൂത്തുലഞ്ഞ മുടി വിറ്റ് കാശാക്കിയിട്ടും കാര്യമറിയാതെ കാൽ‌വണ്ണകൾക്കിടയിൽ കൈകൾ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഉറങ്ങുന്നവരെയും കൂട്ടിയുള്ള ഈ യാത്ര ഏറെ ഉപകരിക്കുന്നത് ജമമുജാഹിദുകളെ ആവോളം എതിർക്കുകയും ആ എതിർപ്പുകളിലൂടെ അവരെ വളർത്തുകയും അവരുമായി ബിസ്നസ്പങ്കാളിത്വമുറപ്പിക്കുകയും ചെയ്യുന്നവർക്കാണ് എന്ന് വരും കാലങ്ങളിൽ മനസ്സിലാക്കാം. ബഹു:പാണക്കാട് ഹൈദരലി തങ്ങൾ വ്യാജമുടിയെ പുറം കാല് കൊണ്ട് തട്ടിക്കളയാൻ ആഹ്വാനം ചെയ്തപ്പോൾ നില നില‌നില്പിന് വേണ്ടി യുക്തിവാദി സംഘത്തെ മറയാക്കി ഒളിയമ്പുകളെറിയുന്നതിൽ വ്യാപൃതരായിരിക്കുകയാണിപ്പോൾ തക്ബീർകുട്ടികൾ ഉസ്താദിന്റെ ജലം മലിനമാണെന്ന് വാദിക്കുന്നവർ പാണാക്കാട്ട് ഊതിക്കൊടുക്കുന്ന വെള്ളം ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കണം എന്ന് നിരീശ്വരത്തിന്റെ അരക്കെട്ടിൽ മറഞ്ഞ് നിന്ന് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണിന്ന്. ബഹുമാന്യനായ മർഹും പണക്കാട് ശിഹാബ് തങ്ങൾ തന്നെ ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് നാം ദൃശ്യമാധ്യമങ്ങളിലൂടെ ശ്രവിച്ചതാണ്. ആർക്കും എപ്പോഴും പരീക്ഷണ വിധേയമാക്കാൻ പാകത്തിന് പരസ്യമായി തന്നെയാണ് ബഹുമാനപ്പെട്ടവർ അവിടെ വെള്ളം ഊതിക്കൊടുത്തതും മന്ത്രിച്ച് കൊടുത്തിരുന്നതും എന്ന് വെക്തമാകാത്തവരായി ആരാണുള്ളത്. എന്നാൽ നമ്മുടെ മാനവികതയുടെ പിതാവാകാൻ തയ്യാറെടുക്കുന്ന അബുൽ ഐതമിന്റെ വെള്ളമോ ? അത് ശാസ്ത്രീയമായി ആണോ പെണ്ണോ എന്ന് തെളിയിക്കാൻ എന്താണ് മർഗ്ഗമുള്ളത്?. യുക്തിവാദികളോ നിരീശ്വരപ്രേമികളോഅല്ല, വിശ്വാസികൾ തന്നെ ശറ‌അ്ഇൽ അനുവദിക്കപ്പെട്ട മാനദണ്ഡങ്ങളിലൂടെ തെളിയിക്കണമെന്നാവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. സ്വാര്‍ത്ഥമായ വ്യക്തിമഹാത്മ്യവാദത്തിനു പകരം, വ്യക്തിയെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്ന, ആതിഥ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും നീതി-നിയമബോധത്തിന്‍റെയും മൂല്യങ്ങളുള്ള മാനവികതയാണ് നമുക്കാവശ്യമായത്. അത്തരത്തിലൊരു മാനവികതയാണ് ഷെയ്കുൽ ഉലമയും അനിയായികളും കേരളയാത്രയിലൂടെ ലക്ഷ്യമിടുന്നത് എങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് ‘മാനവിയത’എന്ന മനുഷ്യത്വത്തെ മുൻ നിർത്തി വിശ്വാസികളുടെ മനസ്സിൽ കാർമേഘം പോലെ കുമിഞ്ഞു കൂടിയ ബോബെ ജാലിയാവാലയിൽ നിന്ന് വാങ്ങിയ മുടിയെ കുറിച്ചുള്ള ആശങ്കയകറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ്. മനുഷ്യവർഗ്ഗം നില നിൽക്കുന്നിടത്തോളം കാലം അവരെ വഞ്ചിക്കാനും വഴിപിഴപ്പിക്കാനും തന്റെ നാഥനോട് ഖിയാമത്ത് നാളിലെ സൃഷ്ടികളുടെ പുനർജന്മം വരെ ആയുഷ്ക്കാലം നീട്ടിത്തരണമെന്നപേക്ഷിച്ച ഇബ്‌ലീസിന്റെ അഹന്തക്ക് സമാനമായ ദാര്ഷ്ട്യം ഈ വിഷയത്തിൽ അസം ഖ്യം സ്ഥാനപ്പേരുകൾ കൊണ്ട് അലങ്കരിക്കപ്പെട്ട കാന്തപുരം ,വെച്ച് പുലർത്തരുതെന്നും ഇപ്പോൾ കേരളത്തിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്ന മാനവികതയെ മാനഭംഗപ്പെടുത്തരുതെന്നും അപേക്ഷിക്കുന്നതോടൊപ്പം, മുടിവിഷയത്തിൽ കലുഷിതമായ വിശ്വാസ അന്തരീക്ഷത്തിൽ നിന്ന് വിശ്വാസികളെ മോചിപ്പിക്കാൻ പണ്ഡിത ശ്രേഷ്ഠർ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയോടെ സംശുദ്ധമാക്കപ്പെട്ട വിശ്വാസ സംഹിതകൾ ഉയർത്തിപ്പിടിക്കാൻ അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് Labels: അബുൽ ഐതം, കാന്തപുരം, ഖമറുൽ ഉലമ, ഷെയ്കുൽ ഉലമ, ഷെയ്കുസമാൻ, സുൽത്താനുൽ ഉലമ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന നിവേദനവുമായി ചെന്ന മുസ്ലിം സ്ത്രീകളെ മാന്യമായി വസ്ത്രം പോലും ധരിക്കാത്ത മുഖ്യന്റെ നടപടി സംസ്കാരപരമായിരുന്നോ ? ഈ വേഷത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുമോ? സ്വ ഭവനത്തിലെ മാന്യ വേഷം പൊതുവേദികളില്‍ ആരും ധരിക്കാറില്ല, ധരിക്കാന്‍ പാടില്ലാഞ്ഞിട്ടല്ല. വസ്ത്ര ധാരണത്തിലും മാന്യമായ ഒരു സംസ്കാരം നുമുക്കുള്ളത് കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നാമൊക്കെ മുഖ്യന്‍ ധരിച്ച ഈവേഷം ധരിക്കാതിരിക്കുന്നത്. കേരളത്തിന്റെ മുഖ്യന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിവെച്ച മുറികള്‍ പൊതുസ്ഥലമാണെന്ന ബോധം മുഖ്യനുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള വസ്ത്ര ധാരണം ഒഴിവാക്കുമായിരുന്നു. ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇതിന് മുമ്പും ഈ വേഷത്തില്‍ മുഖ്യനെ നാം കണ്ടിട്ടുണ്ട് എന്നത് ശരിയാണ്. അന്ന് പരസ്യമായി പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കാരണം സ്ത്രീകളായ നിവേദക സംഘത്തിന് മുന്നില്‍ പോലും മുഖ്യന്റെ വേഷം മുഖ്യന്ന് ചേരുന്നതല്ല എന്നത് കൊണ്ടാണ്. നിങ്ങള്‍ കരുതുന്നുണ്ടോ കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ഈ വേഷത്തിലാണ് പൊതുസമൂഹവുമായി ഇടപഴകേണ്ടതെന്ന് ? Labels: കേരളം, മന്ത്രി, മുഖ്യന്‍, വേഷം ' കേഴുന്ന കേരളത്തിന് കൊടപ്പനക്കലെ താരാട്ട് മാനവ സമൂഹത്തിന്ന് വഴിവെളിച്ചം കാട്ടിയ സയ്യിദ് ശ്രേണിയിലെ ഒരു കണ്ണികൂടി അടർന്നു പോയിരിക്കുന്നു. കണ്ണുകൾക്ക് കുളിർമയും കാതുകൾക്ക് ഇമ്പവുമേകി മാനവർക്ക് വഴികാട്ടിയായി നിലാവ് പരത്തിയ കൊടപ്പനക്കലെ ചന്ദ്രിക കണ്ണ് ചിമ്മിയപ്പോൾ അക്ഷരാർത്തത്തിൽ കേരളം ഇരുട്ടിലായി. മരണവാർത്തയറിയുമ്പോൾ ഞെട്ടുന്ന പതിവ് ഞെട്ടലുകാരൊക്കെ ശരിക്കും ഞെട്ടിയ നിമിഷങ്ങളിൽ നിന്ന് മോചിതരാകാൻ അല്പസമയമെടുത്തു എന്നത് നേര്. നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൌതികതയേയും ഒരു ചരടിൽ കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവും ഈ അരനൂറ്റാണ്ടിനിടക്ക് നമുക്കുണ്ടായിട്ടില്ല . മൈതാന പ്രസംഗങ്ങളിൽ മണൽതരികളെപ്പോലും കോരിത്തരിപ്പിച്ച വാഗ്മികൾക്ക് ആത്മാർത്ഥമായി കണ്ഠംമിടറുകയും വാക്കുകൾ നഷ്ടമാവുകയും ചെയ്ത ഒരു ദേഹവിയോഗത്തിനും ഇതിന് മുമ്പ് കേരളം സാക്ഷിയായിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി ആ സ്നേഹ ചന്ദ്രികക്ക് ചുറ്റുമുണ്ടായിരുന്ന താരകങ്ങൾ ഇമപൂട്ടാനാകാതെ വിഷണ്ണരായി നിന്ന കാഴ്ച ഏറെ മനോവേദനയുണ്ടാക്കുകയും ചെയ്തു. ശിഹാബ് തങ്ങളുടെ ദർശനങ്ങളെ നെഞ്ചിലേറ്റി പ്രവാസത്തിന്റെ പ്രയാസത്തിലും ആശ്വാസം കൊള്ളുന്ന, തങ്ങൾ പടുത്തുയർത്തിയ പ്രവാസി പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകൾ കൂട്ടക്കരച്ചിലായി മാറിയത് പെടുന്നനെയായിരുന്നു. നാടും വീടും വിട്ടൊഴിഞ്ഞ് പ്രവാസത്തിന്റെ മധുരവും കൈപ്പും രുചിച്ച ആയിരങ്ങൾ ആത്മ വിശ്വാസത്തോടെ അന്തിയുറങ്ങിയിരുന്നത് മതമൈത്രിക്ക്‌വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാനുഭാവന്റെ താരാട്ട് പാട്ട് കേട്ട് കൊണ്ടായിരുന്നു എന്നതാണ് വാസ്തവം. കേരള പൂമുഖത്തേക്ക് വർഗ്ഗീയതയുടെ എല്ലുകഷ്ണങ്ങളെറിഞ്ഞ നശീകരണശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനതയെ ജാതി ഭേദമന്യേ മാറോടണച്ച് സാന്ത്വനത്തിന്റെ താരാട്ട് പാടി ആശ്വസിപ്പിക്കാൻ പ്രവാചക പരമ്പരയിലെ കൊടപ്പനക്കൽ തറവാട്ടിലെ കാരണവർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്ന് നന്നായി അറിയാവുന്നവരാണ് പ്രവാസികൾ. അത് കൊണ്ട് തന്നെ ആമഹനീയമായ കരങ്ങളിൽ ഭദ്രമാണ് ഞങ്ങളുടെ ഉറ്റവരും ഉടയവരുമെന്ന വിശ്വാസത്തിലായിരുന്നു അവരുടെ രാപകലുകളും . നിസ്വാര്‍ത്ഥ സേവനത്തിന്റെ കുലപതിയായി തിളങ്ങിയ ആ മഹാന്റെ വിയോഗത്തിൽ അന്താളിച്ച് പോയത് അദ്ദേഹത്തിന്റെ പ്രസ്ഥാന സാരഥികളും അനുയായികളും മാത്രമായിരുന്നില്ല മനുഷ്യ സമൂഹത്തിന്നിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും കരുണയും കാരുണ്യവും കാംക്ഷിക്കുന്ന നിരാലംബരുമുണ്ടായിരുന്നു. ഒരു തലോടൽ കൊണ്ട് ഒരു പുഞ്ചിരിയിലൊതുങ്ങിയ നോട്ടം കൊണ്ട് ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങളുടെ അവസാനവാക്കും അഭയവുമായിരുന്നു പടിപ്പുരയും പാറാവുകാരുമില്ലാത്ത കൊടപ്പനക്കലെ കാരണവരായ ശിഹാബ് തങ്ങളെന്ന പൂങ്കരൾകനി. ഇനിയെന്ത് എന്ന ചോദ്യചിഹ്നവും അനാഥത്വവും പേറി ഒരു പ്രസ്ഥാനം തന്നെ ഇരുട്ടിൽ തപ്പിയ ദിവസവും കൂടിയായിരുന്നു ശ‌അബാൻ മാസം 10. നിനച്ചിരിക്കാതെ അകാലത്തിൽ പൊലിഞ്ഞ ജനനായകന്റെ ചേതനയറ്റ ശരീരത്തിനരികിലിരുന്നു ‘ എല്ലാം പോയില്ലെ ഞങ്ങൾ അനാഥരായില്ലെ ’ എന്ന് വിലപിച്ചത് മുസ്ലിം ലീഗിന്റെ പുലിക്കുട്ടിയായിരുന്നു വീശിയടിച്ചകാറ്റിലും കോളിലും തളരാതെ പതറാതെ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് പങ്കായം തുഴഞ്ഞ തന്ത്രശാലിക്ക് പോലും അനുയായികൾക്ക് ആശ്വാസവാക്കുകൾ പകർന്നുകൊടുക്കാനായില്ല എന്നത് വാസ്തവം. സ്വയം ആശ്വസിക്കാനും ആശ്വസിപ്പിക്കാനുമാകാതെ തളർന്നിരുന്ന ETയും പൊട്ടിക്കരഞ്ഞ അഹമ്മദ് സാഹിബും മുനീറുമൊക്കെ തിങ്ങിക്കൂടിയവരുടെ വേദനയായി മാറുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധി അനന്തരമുള്ള മുസ്ലിം ലീഗിന്റെ പ്രസിഡന്റ് പദവിയിൽ ശിഹാബ് തങ്ങളായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യാവിഭജനം പോലും തടയപ്പെടുമായിരുന്നു എന്ന് നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾ ശിഹാബ് തങ്ങളുടെ യശസ്സിനെ ഉയർത്തിക്കാട്ടി എന്ന് മാത്രമല്ല വർഗ്ഗീയ കോമരങ്ങൾക്ക് ഉറഞ്ഞ് തുള്ളാൻ ഇടം അനുവദിക്കാതെ കേരളത്തെ രക്ഷിക്കുവാൻ പ്രവാചക പരമ്പരയിൽ നിന്നുദിച്ച പൂർണചന്ദ്രനെ കഴിയൂ എന്നുകൂടി നിരീക്ഷിക്കുകയുണ്ടായി. വേഷഭൂഷാദികളില്ലാതെ ആതമീയതയുടെ ഉന്നതിയിലിരുന്ന് ഭൌതികവും ആത്മീയവുമായ ദർശനം കൊടുക്കാനും മാനവർക്ക് മാതൃകയാകുവാനും ആമഹാനുഭാവന്ന് കഴിഞ്ഞു എന്നത് കേവലം മനുഷ്യന്റെ കഴിവിന്നും പരുധിക്കും അപ്പുറത്തായിരുന്നു എന്നും വിലയിരുത്തപ്പെട്ടു. നിസ്തുല്യ സേവകന്റെ ദർശനങ്ങളെയും ആശ്വാസ വചനങ്ങളെയും അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക്പോലും മാതൃകാ സരണിയായി വർത്തിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു എന്ന് പറയുമ്പോൾ മനുഷ്യമനസ്സുകളിൽ ആഴ്ന്നിറങ്ങാൻ ഉതുങ്ങുന്ന മഹനീയമായ ഒരു പ്രകാശം അവിടുന്നുത്ഭവിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ. കേരളീയന്റെ ഖൽബ് കവർന്ന് ആശ്വാസം നിറച്ച ആ മഹത്മാവിന്റെ വിടവ് നികത്താൻ കൊടപ്പനക്കലെ മിനാരത്തിലേക്ക് ജനസഞ്ചയം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണിന്ന്.അണഞ്ഞ് പോയ ആശ്വാസത്തിന്റെ പ്രഭ കൊടപ്പനക്കലെ മിനാരത്തിൽ നിന്ന് തന്നെ ഉദയം കൊണ്ടു എന്നത് ആത്മവിശ്വാസം നൽകുമെങ്കിലും അണഞ്ഞ് പോയ പ്രഭയുടെ തെളിച്ചം പകർന്ന് കിട്ടുന്നത്‌‌വരെ മാനവർക്ക് ആശ്വാസമുണ്ടാകില്ല എന്നതും എടുത്ത് പറയേണ്ടതാണ്. പലജാതിയിലും, മതത്തിലും,വർണ്ണത്തിലും,വർഗ്ഗത്തിലും അന്തിയുറങ്ങുന്ന ഇന്ത്യൻ ജനതക്ക് തന്റെ നിദ്ര യഥാസമയം അങ്കലാപ്പില്ലാതെ,ഭയമില്ലാതെ പൂർത്തീകരിക്കാൻ കഴിയേണ്ടതുണ്ട്. അതിന്നുതുകുന്ന സംസ്കാരം നാം ഉണ്ടാക്കി എടുക്കേണ്ടതുമുണ്ട്. അത്തരത്തിലൊരു സംസ്കാരത്തിന്റെ താരാട്ട് പാട്ട് പാടിയാണ് ബഹുമന്ന്യനായ ശിഹാബ് തങ്ങൾ വിടപറഞ്ഞത് എന്നത് എക്കാലത്തും സ്മരണീയമനായിരിക്കും എന്നതോടൊപ്പം അദ്ദേഹം മതമൈത്രിക്ക് വേണ്ടി പാടിയ താരാട്ടിന്റെ ഈണവും ഇമ്പവുമായിരിക്കും മുസ്ലിം ലീഗെന്ന മാനത്തെ നക്ഷത്രങ്ങൾക്ക് നടുവിൽ പൂർണ ചന്ദ്രനായി തിളങ്ങുന്നത് എന്ന്കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ.. അവിടുന്ന് അന്ത്യ വിശ്രമം കൊള്ളുന്ന മദീനാനഗരി , ഉള്‍പുളകത്തോടെ കേള്‍ക്കാന്‍ കൊതിച്ച പാതകളില്‍ ഏകമായത് ആവഴിമാത്രമാണ്. നാമങ്ങള്‍ ജപിച്ച് സ്തോത്രങ്ങള്‍ ഉരുവിട്ട് ചരിത്രങ്ങള്‍ അയവിറക്കി, ജിദ്ദയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര , ഒരിക്കലും മറക്കാനാകാത്ത ആയാത്രയില്‍ പങ്കാളിയാവാന്‍ ഒന്നില്‍ കൂടുതല്‍തവണ എനിക്ക് സാധിച്ചു , എന്റെ മക്കളും മാതാപിതാക്കളും ആവഴിതാണ്ടി . അടുത്തുതന്നെ അവളും ആ മഹനീയമായ നഗരിയുടെ പ്രൗഢി കാണും , അന്ന് ഞാന്‍ അവള്‍ക്കായി ഒരു കഥപറഞ്ഞ് കൊടുക്കും. അവിടുത്തെ പ്രകാശമാണ് ആദ്യനബിയിലൂടെ നമ്മളിലെത്തിനില്‍ക്കുന്നത് , ആ പ്രാകാശമാണ് നിന്റെ നിഷ്കളങ്കമായ പുഞ്ചിരിയായി വിരിഞ്ഞ് കൊണ്ടിരിക്കുന്നത് , ആ പുഞ്ചിരിയാണ് നിനക്കായ് എന്നുള്ളില്‍ കാരുണ്യം നിറച്ചത് , ആ പുഞ്ചിരിയുടെ ലാളിത്യമാണുമ്മയുടെ വേദനയെ മരവിപ്പിച്ചത് , അപ്പോഴാണ് നീയെന്ന പ്രകാശം ഭൂമിയില്‍ പതിച്ചത്. ഈ മഹാനാണ് നമ്മുടെ വഴികാട്ടി , ഇരുണ്ട ഭൂമിയിലെ സ്വര്‍ണപ്രഭയായ വെളിച്ചമാണീ കിടക്കുന്നത് , ഇവിടെനിന്നാണ് ആപ്രകാശം ലോകം മുഴുവന്‍ പരന്ന് വഴികാട്ടിയത് , കാലം സഞ്ചരിച്ച വഴികളില്‍ കെടാതെ നിന്നത് ഈ വിളക്ക് മാത്രമാണെന്ന കാര്യം നീ അറിയണം . ഈ പ്രകാശം നീ കയ്യിലേന്തണം . ഇരുട്ടിന്റെ യജമാനന്മാര്‍ക്ക് കാണിച്ച് കൊടുക്കണം . ആ പ്രകാശം ഇവിടെ ഈ മദീനാ നഗരിയിലേക്ക് തന്നെ തിരിച്ച് വരും . പാമ്പ് അതിന്റെ മാളത്തിലേക്ക് ഇഴഞ്ഞ് നീങ്ങിയത് പോലെ. സര്‍വ്വതും ദജ്ജാലിന്റെ കരങ്ങളാല്‍ തകര്‍ക്കപ്പെടുന്ന നിമിഷം . ആദ്യ ഉദയമെന്ന പോലെ മദീനയില്‍ ഒരു പ്രകാശം തെളിയും . പക്ഷെ അവന്റെ കാലുകള്‍ നിശ്ചലമാകുന്ന സമയം., ആകാശവും ഭൂമിയും ഗോളങ്ങളുമൊക്കെ ഒന്നായി കാണുന്ന സന്ദര്‍ഭം. നേരിന്റെ പാത സ്വീകരിച്ചവര്‍ക്ക് ഇവിടെ ആനന്ദമാണ് , എങ്ങിനെ അവരെ തിരിച്ചറിയുക എന്നല്ലെ … റമാളാനില്‍ നോമ്പ് നോറ്റ് വയറൊട്ടിയവരായിക്കുമവര്‍ , ഇബ്രാഹീം(ന)യുടെ വിളികേട്ട് ഹജ്ജ് ചെയ്തവരായിരിക്കുമവര്‍ , മനസ്സുകൊണ്ടെങ്കിലും മദീനയിലേക്ക് സഞ്ചരിച്ച് ഹബീബിനെ ഓര്‍ത്തവരും സലാം പറഞ്ഞവരുമായിരിക്കുമവര്‍… മോളെ… നിന്നെ ഞാനിതാ ഇവിടെ എത്തിച്ചിരിക്കുന്നു. നമ്മുടെ പ്രവാചകനെ കുറിച്ച് പഠിക്കുക , എന്ന് നീ നിത്യവും ചൊല്ലുക , ഒരിക്കല്‍ കൂടി തിരുനബിയുടെ റൌളയിലെത്താന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍)) ഇൻറ്റർ ഫൈത്തും ഇൻറ്റർ കൾച്ചർ ഡയലോഗും ഇൻറ്റർ ഫൈത്തും ഇൻറ്റർ കൾച്ചർ ഡയലോഗും സ്നേഹവും സഹാനുകന്പയുമാണ് ഗുലാൻ അധ്യാപനങ്ങളുടെ കേന്ദ്ര ബിന്ദു. ക്ഷമയും സഹിഷ്ണുതയുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ലോകത്ത് എല്ലാവരുമൊന്നിച്ച് സന്തോഷത്തോടെ കഴിയുന്ന നാൾ അതിവിദൂരമെല്ലെന്നും അദ്ധേഹം വിശ്വസിക്കുന്നു. ഒട്ടോമൻ ഭരണ കാലത്ത് നില നിന്നിരുന്നതു പോലോത്ത സൌഹൃദാന്തരീക്ഷം ആധുനിക കാലത്തും മതങ്ങൾ തമ്മിൽ കാത്തു സൂക്ഷിക്കേണ്ടതിൻെ അനിവാര്യതയെക്കുറിച്ച് അദ്ധേഹം പലപ്പോഴും വാചാലനാകാറുണ്ട്. ഒട്ടോമൻ ഭരണകൂടത്തിനു കീഴിൽ മുസ്ലീംകൾ മാത്രമല്ല, ക്രൈസ്തവരും ജൂതരും ബഹുദൈവാരാധകർ വരെ തീർത്തും സുരക്ഷിതമായ അന്തരീക്ഷത്തിലായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രഗൽഭരായ ഒരുപാട് സൂഫിവര്യന്മാർ ഇതിനെ പിന്തുണക്കുകയും മതങ്ങൾ തമ്മിലുള്ള സൌഹാർദ്ദപരമായ സംവാദങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്തിരുന്നു. ഇവ ഗുലന് ഒരുപാട് പ്രചോദനം നൽകുകയുണ്ടായി. സ്നേഹവും അനുകൻബയും ഗുലൻ ചിന്തകളിൽ നിറഞ്ഞുനിൽക്കുന്നതായി നമുക്ക് കാണാവുന്നതാണ്. സ്വന്തം പ്രതാപത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് യഥാർത്ത സംവാദത്തിൽ ഒരിക്കലും ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. മറിച്ച് വിനയമുള്ളവർക്ക് തുറന്ന മനസ്സാലെ മറ്റുള്ളവരുമായി ആശയങ്ങൾ കൈമാറാനാകും. 1998 ഫെബ്രുവരി മാസത്തിൽ പോപ് ജോണ്പോൾ രണ്ടാമനുമായി ഗുലൻ നടത്തിയ കൂടിക്കാഴ്ച ലോക പ്രസിദ്ധമാണ്. ഗുലൻെ താഴ്മയും വിനയവും അദ്ധേഹത്തെ ഒരുപാട് ആകർശിച്ചു. ഗുലൻ വത്തിക്കാനിൽ പോയതും പോപ്പുമായി കൂട്ക്കാഴാച നടത്തിയതും ഒരുപാട് വിമർശനങ്ങൾക്ക് കാരണമായി, എന്നാൽ അദ്ധേഹം അതിനോട് പ്രതികരിച്ചത് ഇങ്ങെനെയായിരുന്നു: “ താഴ്മയെന്നത് ഒരു മുസ്ലിമിൻെ ജീവിതത്തിൻെ ഭാഗമാണ്, മാത്രവുമല്ല മറ്റു മതസ്തരുമായി സംവദിക്കുന്നത് ഇസ്ലാമിൻെ ഒരു മുഖ്യ ഘടകം കൂടിയാണ്. താഴ്മ എപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രതിഫലിച്ചു നിൽക്കണം, പ്രത്യേകിച്ച് മറ്റു മതസ്തരുമായി ഇടപഴകുംപോൾ കാരണം നമ്മൾ അന്നേരം ഒരു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്”. വംശ വർഗ്ഗ മത രാഷ്ട്രബേധ്യമന്യേ മനുഷ്യരെല്ലാം ദൈവ സേവകരാണെന്നും അദ്ധഹം ഉണർത്തുകയുണ്ടായി. മതവും രാഷ്ട്രീയവും തമ്മിൽ എപ്പോഴും ഒരു നിശ്ചിത അകലം പാലിക്കണമെന്ന് അദ്ധേഹം അഭിപ്രായപ്പെടുന്നു. കാരണം ഇതര മതസ്ഥരുമായുള്ള ആരോഗ്യപരമായ ഒരു സൌഹാർദ്ധസംവാദത്തിനു അതു വിലങ്ങു തടിയായി നിൽക്കും. തത്വചിന്തകക്ൾ ആളുകളെ ഒന്നിപ്പിക്കുന്നതിനേക്കാൾ ഭിന്നിപ്പിക്കാനാണ് സാധ്യത. ഇസ്ലാമിനെ ഒരു മതം മാത്രമായി കാണാനാണ് അദ്ധേഹം ആഗ്രഹിക്കുന്നത്. ജനമനസ്സുകളിൽ വിഭാഗീയതയുടെയും സ്പർദ്ധയുടെയും വിത്തുകൾക്ക് വളരാൻ അവസരം നൽകാതെ സൌഹാർദ്ധത്തിൻെ സുവർണ്ണപാലങ്ങൾ പണിയലാണ് ഒരു മുസ്ലിമിൻെ ബാധ്യതയെന്നും അദ്ധേഹം സൂചിപ്പിക്കുന്നു. തുർക്കിയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളുമായി സൌഹാർദ്ധപരമായ ഒരു ബന്ധം അദ്ധേഹം എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. തുർക്കിയിലെ ന്യൂനപക്ഷ ക്രൈസ്തവ വിഭാഹമായ ഗ്രീക്ക് ഓർത്തഡോക്സ് പട്രിയാർക്ക് ബർത്തലോമ" യുമായി ഒരു സൌഹാർദ്ധ സംവേദനത്തിന് 1980 കളിൽ ഒരു വേദിയുണ്ടായിരുന്നു. ഇവർക്ക് പലപ്പോഴും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ചുരുക്കത്തിൽ മേൽപറഞ്ഞ കാര്യങ്ങളിൽ നിന്നും, അദ്ധേഹം വിദ്യാഭ്യാസ സമുദ്ധാരണത്തിനും ഇതര മത സൌഹാർദ്ധ സംവാദങ്ങൾക്കും വേദിയൊരിക്കാൻ നടത്തിയ പരിശ്രമങ്ങൾ നമുക്ക് മനസ്സിലാക്കിയയെടുക്കാവുന്നതാണ്. “ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഓരോ പ്രവർത്തനങ്ങളും മാനുഷിക നന്മക്ക് വേണ്ടിയിണ്, അവ തുർക്കിയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല”. എന്നായിരുന്നു അദ്ധേഹം ഇവയെകുറിച്ച് പറഞ്ഞിട്ടുള്ളത്. ഗുലനിൽ നിന്നും പ്രചോദനമുൾക്കൊണ്ട, തുർക്കി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരുപാട് വ്യാപാരികളും വിദ്യാഭ്യാസ വിചക്ഷണരും തങ്ങളുടെ സ്കൂളുകൾ, ആശുപത്രുകൾ തുടങ്ങയവ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതര മത സൗഹാർദ സംവാദങ്ങൾ കേവലം മാത്രമായുള്ള പരിപാടികളായി കാണരുതെന്നും, നവീന യുഗത്തിൽ തീർത്തും ആവശ്യമായ ഒരു ഘടകമാണിതെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു. അദ്ദേഹം പറയുന്നു ലോകം വിരൽ തുമ്പിലെ ഒരു ഗ്രാമമായി മാറിയ ഈ കാലഘട്ടത്തിൽ നാനാ വിധ മത ജാതി വിശ്വാസാചാരങ്ങൾ ഒരു മിച്ചു മുന്നോട്ടു കൊണ്ട് പോവുക എന്നത് തീർത്തും ശ്രമകരമായ ദൗത്യമാണ്. ഓരോ വ്യക്തിയും സോഷ്ടാഭിപ്രായത്തിലൂന്നി ജീവിക്കുന്നവനാണ്. അത് കൊണ്ടുതന്നെ ലോക ജനതയെ മുഴുവൻ ഒരു ബിന്ദുവിലേക്ക് കൊണ്ടുവരിക എന്നത് തീർത്തും അപ്രാപ്യമാണ്. മതങ്ങൾ തമ്മിലുള്ള അന്തരങ്ങളെ മാനിച്ചപരസ്പര ബഹുമാനം നൽകുന്നതിലൂടെ മാത്രമേ സുരക്ഷിതവും സൗഹാര്ദപരവുമായ ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനാവു. അല്ലാത്ത പക്ഷം പരസ്പരം ചെളി വാരിയെറിഞ്ഞു കലഹിച്ചു സ്വന്തം ശവക്കുഴി ക്ുഴിക്കാനേ ഈ ജനതക്കാവൂ." ഗുലാൻ തുടരുന്നു ഇസ്ലാമും ക്രൈസ്തവ ജൂത മതങ്ങളും ഒരേ ആവിര്ഭാവത്തിൽ നിന്നും ഉടലെടുത്തതാണെങ്കിലും കാലങ്ങളോളം പരസ്പര വൈരികളായി കഴിഞ്ഞവരാണ്. യഥാർത്ഥത്തിൽ എല്ലാ മതങ്ങളും ലോക സമാദാനത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കുമ്പോൾ മത സൗഹാർദ സംവാദങ്ങളുടെ പ്രസക്തി നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ വിങ്ങിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ലോകത്തിന്റെ നാനാ ഭാഗത്തേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു. പഞ്ചാബിലെ ഖാദിയാനില്‍ എനിക്കൊരു സുഹൃത്തുണ്ട്. മിസ്റ്റര്‍ ഖുല്‍ബൂഷന്‍ സുലോത്ര. നാട്ടുകാര്‍ ലഡ്ഢി മാസ്റ്റര്‍ എന്നും മാസ്റ്റര്‍ജി എന്നും വിളിക്കും. ഖാദിയാന്‍ സ്കൂളിലെ പഞ്ചാബി ഭാഷാധ്യാപകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടിലാണ് കഴിഞ്ഞ ഏപ്രിലില്‍ ഞാന്‍ രണ്ടു ദിവസം താമസിച്ചത്. മനസ്സില്‍ മായാതെ നില്‍ക്കുന്ന രണ്ടു ദിനരാത്രങ്ങള്‍. അയോധ്യ തര്‍ക്കവും കോടതി വിധിയെത്തുടര്‍ന്നുള്ള സംവാദങ്ങളും മനസ്സിനെ ആലോസരപ്പെടുത്തുമ്പോള്‍ ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നത് ഖുല്‍ബൂഷന്‍ജിയുടെ മുഖമാണ്. എന്റെ ജ്യേഷ്ഠന്‍ റസാഖും അനിയന്‍ ഉമ്മറും ചേര്‍ന്ന് നടത്തുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് പഞ്ചാബിലെ ഖാദിയാനില്‍ ഒരു വര്‍ക്ക്‌ സൈറ്റുണ്ട്. ആ സൈറ്റ്‌ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഖാദിയാനില്‍ എത്തിയത്. മനോഹരമായ ഒരു ഗ്രാമമാണ് ഖാദിയാന്‍. ആ പരിപ്പ് ഇവിടെ വേവില്ല മോനേ Comment Box Closed ഇത്രമാത്രം ലോകശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ സമീപകാല ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഓടുന്ന ബസ്സില്‍ വെച്ചു കൂട്ട മാനഭംഗത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്താവസ്ഥ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വന്‍ ജനകീയവികാരം ഉയര്‍ന്നു വരുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ തലസ്ഥാന നഗരിയെ പ്രക്ഷുബ്ദമാക്കിക്കൊണ്ട് ബഹുജന സമരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യപ്പിശാചുക്കള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കമുള്ള അതിശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ പോവുന്നു. വധശിക്ഷ നല്‍കേണ്ടതില്ല, പീഢന വീരന്മാരുടെ 'തുപ്പാക്കി' മുറിച്ചു കളഞ്ഞാല്‍ മതിയെന്ന അഭിപ്രായം വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ള പ്രമുഖര്‍ പരസ്യമായി പറയുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ഒരു പൊതുവികാരം രൂപപ്പെട്ടു വരികയാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിത ദുരന്തം സമൂഹ മനസ്സാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമാകുമെങ്കില്‍ മലപ്പുറം: പെരുന്നാളാഘോഷത്തിന് മൊഞ്ചേകാന്‍ മൈലാഞ്ചിയിടല്‍ മത്സരം. മലപ്പുറം കുന്നുമ്മല്‍ കൂട്ടമാണ് ജില്ലാ തലത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ്‌ 28 ന് രാവിലെ ഒമ്പതിന്‌ മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്ത് നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയമടക്കമുള്ള ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9961294594, 9633606484. മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല മഞ്ചേരി: ഒമ്പതുവയസ്സുള്ള ബാലികയെ സൂപ്പര്‍മാര്‍ക്കറ്റിനകത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പന്തല്ലൂര്‍ മുടിക്കോട് കുന്നത്തു വീട്ടില്‍ മുഹമ്മദ് റാഫി അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍ സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ മലപ്പുറത്ത് കുടുംബശ്രീ ഭക്ഷ്യ വിപണന മേള ‘ഉമ്മാന്റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് പരപ്പനങ്ങാടി: അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി – 2021-22 പ്രവേശന പരീക്ഷയില്‍ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി. പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് വേങ്ങര: മണ്ഡലം ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പ ഇടതു മുന്നണി സ്ഥാനാര്‍ഥി അഡ്വ പി പി ബഷീര്‍. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന് അനുകൂലമായും ജനങ്ങള്‍ വിധിയെഴുതണം. വേങ്ങര മണ്ഡലത്തിലെ വികസനത്തെ സംബന്ധിച്ച് യാഥാര്‍ഥ്യമായ കാര്യങ്ങളല്ല യു ഡി എഫ് പറയുന്നത്. രണ്ട് പാലവും, ഹൈ മാസ്റ്റ് ലൈറ്റുകളുമാണ് വികസനമെങ്കില്‍ അത് മാത്രമാണ് അവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒതുക്കുങ്ങല്‍ പഞ്ചാത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണം. എല്‍ ഡി എഫിന് അനുകൂലമായ ഘടകങ്ങളാണ് മണ്ഡലത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല മഞ്ചേരി: ഒമ്പതുവയസ്സുള്ള ബാലികയെ സൂപ്പര്‍മാര്‍ക്കറ്റിനകത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പന്തല്ലൂര്‍ മുടിക്കോട് കുന്നത്തു വീട്ടില്‍ മുഹമ്മദ് റാഫി അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍ സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ മലപ്പുറത്ത് കുടുംബശ്രീ ഭക്ഷ്യ വിപണന മേള ‘ഉമ്മാന്റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് പരപ്പനങ്ങാടി: അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി – 2021-22 പ്രവേശന പരീക്ഷയില്‍ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി. പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബൻ,ഛായ സിങ്ങ്,ഇന്ദ്രജിത് സുകുമാരൻ ,ലാലു അലക്സ്,അശോകന്‍ ,ശ്രീവിദ്യ,മാള അരവിന്ദൻ,മാമുക്കോയ ,കല്യാണി ഗായകര്‍ ബേബി കല്യാണി,ബാലു തങ്കച്ചൻ,ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,ജി വേണുഗോപാല്‍ ,ഗംഗ,ഗായത്രി അശോകൻ ,ഇന്ദ്രജിത് സുകുമാരൻ ,ജ്യോത്സന രാധാകൃഷ്ണൻ ,കല്യാണി മേനോന്‍ ,പി ജയചന്ദ്രൻ ,സുജാത മോഹൻ ,ഉണ്ണി മേനോന്‍ അഭിനേതാക്കള്‍ ഡോ മോഹൻ‌ദാസ്,എം ജി സോമന്‍,പി കെ വേണുക്കുട്ടൻ നായർ,സോണിയ ഐസക് തോമസ്,ഐസക് തോമസ് ,ടി ആർ ഓമന,റാണിചന്ദ്ര,മല്ലികാസുകുമാരൻ,പ്രേമ,പികെ അബ്രഹാം,കെ പി എ സി അസീസ്,കെ ബി പണ്ടാരത്തിൽ ,ആനന്ദവല്ലി,പറവണ്ണ,ഗ്ലാഡിസ്,ബാസ്റ്റിൻ,കൃഷ്ണൻ മാസ്റ്റർ,പദ്മ,കുഞ്ഞുമോൻ ഗായകര്‍ കെ പി ബ്രഹ്മാനന്ദന്‍ ,പി സുശീല ,പി ബി ശ്രീനിവാസ് ,എസ് ജാനകി ബാനര്‍ കെ കെ ഫിലിംസ് കംബൈന്‍സ് കണ്ണീർ കടലിൽ ഭാസ്കര്‍ ഛന്ദവര്‍ക്കര്‍ പി ജെ ഈഴക്കടവ് പി ബി ശ്രീനിവാസ് പണ്ട് പണ്ടൊരു ഭാസ്കര്‍ ഛന്ദവര്‍ക്കര്‍ പി ജെ ഈഴക്കടവ് പി സുശീല സ്വർഗ്ഗ ഗോപുര വാതിൽ ഭാസ്കര്‍ ഛന്ദവര്‍ക്കര്‍ പി ജെ ഈഴക്കടവ് എസ് ജാനകി വേദന നിന്നു വിതുമ്പുന്ന ഭാസ്കര്‍ ഛന്ദവര്‍ക്കര്‍ പി ജെ ഈഴക്കടവ് കെ പി ബ്രഹ്മാനന്ദന്‍ കടപ്പാടിന്റെയും ബന്ധങ്ങളുടെയും പേരിൽ സ്വന്തം പ്രണയബന്ധത്തെയും പ്രേമഭാജനത്തെയും മനസ്സിൽ നിന്നു് അടർത്തിമാറ്റേണ്ടി വരുന്നു ഡോക്ടറായ ഗോപിക്കു്. തന്റെ പഠനത്തിനു് സാമ്പത്തിക സഹായം ചെയ്യുന്ന അമ്മാവനോടുള്ള കടപ്പാടിന്റെ പേരിലാണു് അതു ചെയ്യേണ്ടി വരുന്നതു്. മുറപ്പെണ്ണായ സുമിത്രയെ അയാൾ കല്യാണം കഴിക്കുന്നു. അതിൽ സ്വാഭാവികമായും ഗോപി അത്ര സന്തുഷ്ടനാകുന്നില്ല. പക്ഷെ അവരുടെ താല്പര്യങ്ങളോ ഇഷ്ടങ്ങളോ ഒരേ ദിശയിൽ പോകുന്നില്ല, പലപ്പോഴും അവ വിരുദ്ധങ്ങളാവുന്നു എന്നതായിരുന്നു കൂടുതൽ പ്രശ്നം. അത്തരം കാര്യങ്ങൾ അവരുടെ ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുന്നു. മെഡിക്കൽ കോളേജിൽ വെച്ചു് തന്റെ പ്രേമഭാജനമായിരുന്ന പെൺകുട്ടിയുടെ ഓർമ്മകൾ ഗോപിയെ വേട്ടയാടുന്നു. സ്വന്തം മനസ്സിന്റെ നിയന്ത്രണം പോലും കൈവിട്ടു പോവുന്ന ഒരു തീവ്ര മാനസിക സംഘർഷാവവസ്ഥയിൽ അയാൾ അപ്രത്യക്ഷനാകുന്നു. അബോധാവസ്ഥയിൽ ചെന്നൈയിൽ ഒരു കടൽത്തീരത്താണു് പിന്നെ ഗോപിയെ കാണുന്നതു്. മാനസികഭ്രംശങ്ങളുടെ ലോകത്തിൽ ആയിക്കഴിഞ്ഞിരുന്നു അയാൾ അപ്പോഴേക്കും. ചികിത്സയ്ക്കായി ആരോ അദ്ദേഹത്തെ മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തിക്കുന്നു. മനഃശാസ്ത്രജ്ഞരുടെ ചികിത്സയ്ക്കൊടുവിൽ അയാ‍ളുടെ ഭൂതകാലം അവർക്കു വ്യക്തമാവുന്നു അവസാനം ഗോപി ജീവിതത്തിലേയ്ക്കു് ക്രമേണ തിരിച്ചു വരുന്നു. ആ വർഷത്തെ മികച്ച ചിത്രം, തിരക്കഥ, നടി, സഹനടൻ, സഹനടി, സംഗീത സംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന‌ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വപ്നാടനത്തെ തേടിയെത്തി. അഭിനേതാക്കള്‍ സുരാജ് വെഞ്ഞാറമൂട്,സിജ റോസ്,ഷൈൻ ടോം ചാക്കോ,ജിൻസ് ഭാസ്കർ ,റോണി ഡേവിഡ്,വി കെ ശ്രീരാമൻ,റിയ സൈറ,വിജീഷ് ,അഞ്ജു ജോസഫ് ,ആനന്ദ് മന്മഥൻ WhatsApp ലൂടെ നിങ്ങൾക്ക് വേഗത്തിലും ലളിതവും സുരക്ഷിതവുമായും സൗജന്യമായി* സന്ദേശമയക്കാനും വിളിക്കാനുമാകും. ലോകമെമ്പാടുമുള്ള എല്ലാ ഫോണുകളിലും ലഭ്യം. * ഡാറ്റാനിരക്കുകൾ ബാധകമായേക്കാം. വിവരങ്ങൾക്ക് നിങ്ങളുടെ ദാതാവുമായി ബന്ധപ്പെടുക. ചെറുകിട ബിസിനസുകാരെ മനസ്സിൽ കണ്ട് നിർമ്മിച്ചിരിക്കുന്ന, സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്ന ആപ്പാണ് WhatsApp Business. നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ ഒരു കാറ്റലോഗ് സൃഷ്ടിക്കൂ. ഓട്ടോമേറ്റ് ചെയ്യാനും അടുക്കാനുമുള്ള ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഉപഭോക്താക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യൂ, മെസേജുകൾക്ക് പെട്ടെന്ന് മറുപടി നൽകൂ. ഇടത്തരം ബിസിനസുകൾക്കും വൻകിട ബിസിനസുകൾക്കും കസ്റ്റമർ സപ്പോർട്ട് നൽകാനും അവരുടെ ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അറിയിപ്പുകൾ ഡെലിവർ ചെയ്യാനും സഹായിക്കാൻ WhatsApp-ന് കഴിയും. WhatsApp Business API-യെ കുറിച്ച് കൂടുതലറിയുക. നിങ്ങളുടെ ഏറ്റവും സ്വകാര്യനിമിഷങ്ങളിൽ ചിലത് WhatsApp വഴി പങ്കിടുന്നതിനാൽ ഞങ്ങളുടെ അപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാന എൻ‌ക്രിപ്ഷൻ സംവിധാനം കൊണ്ടുവന്നു. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ സന്ദേശങ്ങളും വിളികളും ആശയവിനിമയം നടത്തുന്ന വ്യക്തികൾക്കല്ലാതെ ഇടയ്ക്ക് വേറെ ആർക്കും കേൾക്കാനോ കാണാനോ പറ്റില്ല. WhatsApp നു പോലും. ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ വീട്ടിലിരിക്കേണ്ടി വരും; നിര്‍ബന്ധിത അവധി നല്‍കാനൊരുങ്ങി സര്‍ക്കാര്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍: ചരിത്രം മറന്നുപോയ നവോത്ഥാന നായകന്‍ ചരിത്രം മറന്നുപോയ നവോത്ഥാന നായകനായിരുന്നു അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ക്കൊപ്പം ജീവിച്ച ഫാ. അഗസ്റ്റിന്‍ തേവര്‍പറമ്പില്‍ എന്ന 'കുഞ്ഞച്ചന്‍.' ജാതിമത ചിന്തകള്‍ക്കതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരായ ജനവിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭാരത സഭയില്‍ രൂപതാ വൈദികരില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട് അള്‍ത്താരയില്‍ ആദരിക്കപ്പെടുന്ന ആദ്യത്തെ വൈദികനാണ് കുഞ്ഞച്ചന്‍. രാമപുരം കുഴുമ്പില്‍ തറവാടിന്റെ ഒരു ശാഖയായ തേവര്‍പറമ്പില്‍ കുടുംബത്തില്‍ 1891 ഏപ്രില്‍ ഒന്നിന് കുഞ്ഞച്ചന്‍ ജനിച്ചു. തേവര്‍പറമ്പില്‍ ഇട്ടിയേപ്പു മാണി ഏലീശ്വാ ദമ്പതികളുടെ അഞ്ചാമത്തെ കുട്ടി. മാമ്മോദീസായില്‍ ഇടവക മധ്യസ്ഥന്റെ പേരു നല്‍കി വളര്‍ത്തിയ കുട്ടിയെ 'കുഞ്ഞാഗസ്തി' എന്നാണ് വിളിച്ചിരുന്നത്. കുഞ്ഞച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കളരിയില്‍ ആയിരുന്നു. അതിനുശേഷം അദ്ദേഹം മാന്നാനം സെന്റ് എഫ്രേം ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുകയും തുടര്‍ന്ന് 1913 ല്‍ ചങ്ങനാശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഇന്നത്തെ മംഗലപ്പുഴ സെമിനാരിയുടെ തുടക്കമായിരുന്ന പുത്തന്‍പള്ളി സെമിനാരിയിലായിരുന്നു വൈദിക പരിശീലനം പൂര്‍ത്തിയാക്കിയത്. 1921 ഡിസംബര്‍ 17 ന് വൈദികപ്പട്ടം സ്വീകരിച്ച കുഞ്ഞച്ചന്‍ ആദ്യം സ്വന്തം ഇടവകയില്‍ സേവനമനുഷ്ഠിച്ചു. 1923ല്‍ കടനാട് ഇടവക പള്ളിയില്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടു. പ്രാര്‍ത്ഥനാ ചൈതന്യവും ആത്മീയ നിഷ്ഠയും സേവന സന്നദ്ധതയും കുഞ്ഞച്ചന്റെ സ വിശേഷതകളായിരുന്നു. 1926 ല്‍ അസാധാരണമായ ഒരു പനി പിടിപെട്ട് കുഞ്ഞച്ചന്‍ കിടപ്പിലായി. ചികിത്സയ്ക്കായി ഇടവക ജോലിയില്‍ നിന്നു വിമുക്തനാക്കി എറണാകുളത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം സുഖപ്പെട്ടെങ്കിലും ക്ഷീണിതനായിരുന്ന കുഞ്ഞച്ചനെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് രാമപുരത്തെ ഇടവക പള്ളിയില്‍ വിശ്രമത്തിനായി താമസിപ്പിച്ചു. രാമപുരത്തേക്കുള്ള അച്ചന്റെ തിരിച്ചുവരവ് ജീവിതത്തിലെ തന്നെ ഒരു വഴിത്തിരിവായിരുന്നു. വൈദിക ജീവിതത്തില്‍ പാവപ്പെട്ടവര്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള പ്രത്യേകിച്ചൊരു ദൈവികാഹ്വാനം ഈ കാലഘട്ടത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായവരുടെ സുവിശേഷവത്ക്കരണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിളിയായിരുന്നു അത്. അവിടെ നിന്നാണ് ഒരു വലിയ മിഷനറിയെ സഭയ്ക്ക് ലഭിക്കുന്നത്. അദ്ദേഹം രോഗബാധിതനായി കഴിയവേയാണ് ഇടവകയില്‍ വാര്‍ഷിക ധ്യാനം നടക്കുന്നത്. ഇടവക ജനങ്ങളില്‍ ചിലര്‍ തങ്ങളുടെ പറമ്പില്‍ പണിയെടുക്കുന്ന താഴ്ന്ന ജാതിക്കാരേയും ദൈവവചനം ശ്രവിക്കാനും അതുവഴി മാനസാന്തരത്തിലേക്കും മാമോദീസ സ്വീകരിക്കുന്നതിലേക്കും കടന്നുവരാന്‍ അനുവദിച്ചത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഏകദേശം 200 ഓളം പേര്‍ മാമോദീസ സ്വീകരിക്കുകയും അവരുടെ ആത്മീയകാര്യങ്ങള്‍ അന്വേഷിക്കാനുളള ചുമതല വികാരിയച്ചന്‍ കുഞ്ഞച്ചനെ ഏല്‍പിക്കുകയുമായിരുന്നു. അതോടുകൂടി ഭാരതത്തില്‍ ഒരു 'വിജാതീയരുടെ അപ്പസ്തോലന്‍' ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മഹത്വമറിയാന്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയറിയണം. ജാതിവ്യവസ്ഥയും അയിത്തവും അടിമത്തവും ചൂഷണവും അനുഭവിച്ചിരുന്ന 'ദൈവത്തിന്റെ മക്കള്‍' എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഹരിജനങ്ങളുടെ ജീവിതാവസ്ഥ അചിന്തനീയമായിരുന്നു. താഴ്ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും വളരെയേറെ അധ:പതിച്ചിരുന്ന അക്കാലത്ത് അവര്‍ സവര്‍ണരുടെ സ്വത്തിന്റെ ഭാഗം മാത്രമായിരുന്നു. വേണ്ടത്ര ആഹാരമോ നഗ്നത മറക്കാന്‍ ആവശ്യമായ വസ്ത്രമോ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമോ ഇല്ലാതിരുന്ന ഇത്തരക്കാരുടെ ഇടയിലേയ്ക്കാണ് 'ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും' നല്‍കുന്ന സുവിശേഷ ചൈതന്യവുമായി കുഞ്ഞച്ചന്‍ ഇറങ്ങിച്ചെന്നത്. ദളിതരുടെ മാടങ്ങളെ സക്രാരിയായിക്കണ്ട അദ്ദേഹം ഹരിജനങ്ങളില്‍ ദൈവത്തെ കണ്ടു. അന്തസും ആത്മാഭിമാനവും സംസ്‌കാരവും അവര്‍ക്കു പകരാന്‍ സ്വന്തം ജീവിതം മാറ്റിവച്ചു. ദളിതര്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും അവരുടെ ദാരിദ്ര്യമകറ്റുവാനും അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനും ബഹുഭാര്യാത്വം അവസാനിപ്പിക്കുവാനും കുടുംബ ഭദ്രത ഉറപ്പിക്കുവാനും അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. ദളിത് ജനവിഭാഗത്തിനു പേരും മേല്‍വിലാസവും ഉണ്ടാക്കിക്കൊടുത്ത കുഞ്ഞച്ചന്‍ 'ദളിത് മുപ്പന്‍' പോലുള്ള സ്ഥാനം നല്‍കി അവരെ അധികാര ശ്രേണിയിലേക്ക് ഉയര്‍ത്തി. ഇന്നത്തെ കുടുംബശ്രീ പദ്ധതികള്‍ക്ക് എത്രയോ മുമ്പുതന്നെ 1927 ല്‍ 'പുതുക്രൈസ്തവ പരസ്പര സഹായസംഘം' തുടങ്ങിയ കുഞ്ഞച്ചന്‍ ലഘുനിക്ഷേപ പദ്ധതിയും കലാവേദിയും ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. ക്രിസ്തുമതം സ്വീകരിച്ച ഹരിജനങ്ങള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അന്നത്തെ സര്‍ക്കാര്‍ നിഷേധിച്ചപ്പോഴും സന്മാര്‍ഗത്തിന്റെയും സംസ്‌കാര സമ്പന്നതയുടെയും പാതയിലൂടെ നയിച്ച് അവരെ സമുദ്ധരിക്കാന്‍ കുഞ്ഞച്ചന്‍ അഹോരാത്രം പ്രയത്‌നിച്ചു. പൊക്കമില്ലാതിരുന്ന അഗസ്റ്റിനച്ചനെ ദളിതരാണ് ആദ്യം 'കുഞ്ഞച്ചന്‍' എന്ന് വിളിച്ചത്. അവര്‍ണരോടുള്ള സവര്‍ണരുടെ മനോഭാവം മാറ്റിയെടുക്കുന്നതിലും കുഞ്ഞച്ചന്‍ ശ്രദ്ധിച്ചിരുന്നു. താഴ്ന്ന ജാതിക്കാര്‍ വെറും അടിമകളോ, തങ്ങളുടെ സുഖത്തിനുള്ള ഉപകരണങ്ങളോ അല്ല. അവര്‍ക്കും മഹത്വമുണ്ട് എന്ന് സവര്‍ണരെ ബോധ്യപ്പെടുത്താനും കുഞ്ഞച്ചന്‍ നിരന്തരം ശ്രമിച്ചിരുന്നു. കുടുംബ ബന്ധങ്ങളുടെ സംരക്ഷകനായിരുന്നു കുഞ്ഞച്ചന്‍. ചെറിയ കാര്യങ്ങളില്‍ ഉലഞ്ഞു പോയ കുടുംബ ബന്ധങ്ങളെ സ്നേഹത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും കഥകള്‍ പറഞ്ഞ് അദ്ദേഹം ഒന്നിപ്പിച്ചു. ഭര്‍ത്താവിനെ വിട്ടുപോയ സ്ത്രീയെ തിരികെ കൊണ്ടു വരാന്‍ 25 കിലോ മീറ്ററോളം നടന്നുപോയ സംഭവം അതിനുദാഹരണമാണ്. വാര്‍ധക്യ സഹജമായ അവശതമൂലം 1973 ഒക്ടോബര്‍ 16 ന് അദ്ദേഹം നിര്യാതനായി. 2006 ഏപ്രില്‍ 30 ന് ധന്യന്‍ തേവര്‍പറമ്പില്‍ കുഞ്ഞച്ചനെ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. അടിമാലി സ്വദേശിയായ ഗില്‍സ എന്ന ബാലന്റെ ജന്മനാ വളഞ്ഞിരുന്ന കാല്‍പാദം ധന്യന്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയാല്‍ അത്ഭുതകരമായി സാധാരണ നിലയിലായി എന്ന സാക്ഷ്യം കണക്കിലെടുത്താണ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ചേര്‍ക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചത്. രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളും പൗരോഹിത്യ സ്വീകരണത്തിന്റെ ശതാബ്ദിയും ഇന്ന് ആചരിക്കും. 'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ അനുദിന വിശുദ്ധര്‍ നവംബര്‍ 30 യേശുവിന്റെ ആദ്യ ശിഷ്യനായ വിശുദ്ധ അന്ത്രയോസിന്റെ ഓര വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധ സാറ്റര്‍ണിനൂസ് നവീകരിച്ച കുര്‍ബാന അര്‍പ്പിച്ച് നോര്‍ത്തേന്‍ അയര്‍ലന്റ് ഡബ്ലിന്‍: സീറോ മലബാര്‍ ഡൗണ്‍ ആന്റ് കോണര്‍ രൂപതാ നോര്‍ത്തേന്‍ അയര്‍ലന്റില്‍ സിനഡ് തീരുമാനം അനുസരിച്ചുള്ള നവീകരിച്ച കുര്‍ബാന അര്‍പ്പിച്ചു. സെന്റ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയ്ക്ക് ബച്പന്‍ കാ ദോസ്ത് സ്മരണ ട്വീറ്റ് ചെയ്ത് സ്‌കൂള്‍ സഹപാഠി ശ്രേയ ഘോഷാല്‍ ഓസ്‌ട്രേലിയയിലെ തദ്ദേശീയ സമൂഹത്തിന്റെ ജീവിതം വെള്ളിത്തിരയിലെത്തിച്ച ഡേവിഡ് ഗുല്‍പിലില്‍ അന്തരിച്ചു ഡല്‍ഹി അതിര്‍ത്തികളിലെ സമരം; സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരും കര്‍താര്‍പൂരിലെ ഫോട്ടോഷൂട്ട്: പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു പുതിയ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗ്രവാളിനെതിരെ വംശീയ വിദ്വേഷ പ്രചാരണവുമായി ഇസ്‌ളാമിക ഗ്രൂപ്പ് അമ്പതിന്റെ വമ്പിൽ ഐക്യ അറബ് എമിറേറ്റുകൾ (യുഎഇ) ഒമിക്രോണ്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവ‍ർക്ക് കേരളത്തില്‍ ക്വാറന്‍റീനില്ല എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം: ഇല്ലെന്ന് വെങ്കയ്യ നായിഡു; ലോക്‌സഭ നിര്‍ത്തി വച്ചു അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു ഓര്‍ക്കുക ഗര്‍ഭഛിദ്രത്തിലൂടെ നിങ്ങള്‍ ഇല്ലാതാക്കുന്നത് ലോകത്തെ തന്നെ മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒരു വ്യക്തിയെ ആയിരിക്കാം വിശുദ്ധ കുരിശിന്റെ രഹസ്യം പ്രഘോഷിച്ച അന്ത്രയോസ് ശ്ലീഹാ സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ 'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ് സമകാലിക മലയാളം വാരികയില്‍ പി.എസ്.റംഷാദിന്റേതായി ഒരു വാര്‍ത്ത വന്നിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ -‘പ്രസിദ്ധീകരണ യോഗ്യമല്ല, ഈ അഴിമതി’. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. വാര്‍ത്തയ്ക്കു കാരണമായ അന്വേഷണ റിപ്പോര്‍ട്ടിലേക്കു നയിച്ച ആരോപണങ്ങള്‍ ആദ്യം ഉയര്‍ത്തിയവരില്‍ ഒരാള്‍ എന്ന നിലയില്‍ ഇതെഴുതാന്‍ എനിക്ക് യോഗ്യതയുണ്ടെന്നു വിശ്വസിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭരണസമിതിയില്‍പ്പെട്ട ചിലര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് റിപ്പോര്‍ട്ട്. പക്ഷേ, ഈ റിപ്പോര്‍ട്ട് അന്തിമമായി ക്ലബ്ബിന്റെ പൊതുയോഗം അംഗീകരിച്ചിട്ടില്ല. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി യോഗം ചേരാനിരിക്കുന്നതേയുള്ളൂ. അവിടെ ആരോപണവിധേയര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അവകാശമുണ്ട്. പൊതുയോഗം അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. അച്ചടക്ക നടപടി ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അതൊക്കെ നടക്കാനിരിക്കുന്ന കാര്യം. ആ നിലയ്ക്ക് പൂര്‍ണ്ണമായ ഒരു റിപ്പോര്‍ട്ടല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നര്‍ത്ഥം. അന്വേഷണ സമിതി റിപ്പോര്‍ട്ട് പ്രസ് ക്ലബ്ബിന്റെ പൊതുയോഗത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടതാണ്. ഒരു അംഗമെന്ന നിലയില്‍ പി.എസ്.റംഷാദിനും അതിന്റെ പകര്‍പ്പ് ലഭിച്ചു. അതു പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം റംഷാദിനുണ്ട്. പക്ഷേ, ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച രീതിയോട് എനിക്ക് അശേഷം യോജിപ്പില്ല. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ 434 അംഗങ്ങളുണ്ടെന്നാണ് എന്റെ അറിവ്. ഇവരില്‍ നിന്നാണ് ഓരോ വര്‍ഷവും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അംഗങ്ങള്‍ക്കുള്ളതിനെക്കാള്‍ കൂടുതലായി ഒരവകാശവും ഭാരവാഹികള്‍ക്കില്ല. എന്നാല്‍, ക്ലബ്ബിന്റെ നടത്തിപ്പ്ചുമതല നിര്‍വ്വഹിക്കാന്‍ ആളുണ്ടാവുക തന്നെ വേണം. അതിനാണ് ഭാരവാഹി. നടത്തിപ്പുചുമതല പ്രത്യേക അവകാശമല്ല. ഇതു മനസ്സിലാകാതെ തങ്ങള്‍ക്കു പ്രത്യേക അവകാശമുള്ളതായി ചില ഭാരവാഹികള്‍ ധരിച്ചതാണ് ധൂര്‍ത്തിലേക്കും ആരോപണങ്ങളിലേക്കും നയിച്ചത്. എല്ലാ ഭാരവാഹികളും ധൂര്‍ത്തന്മാരല്ല. നടത്തിപ്പ് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍ ഭാരവാഹികളായിരുന്നവരുമുണ്ട്. 2015 വരെയുള്ള അഞ്ചു വര്‍ഷക്കാലത്തെ കണക്കുകളാണ് പൊതുയോഗം നിശ്ചയിച്ച പ്രത്യേക സമിതി പരിശോധിച്ചത്. ഇതുപ്രകാരം ഭാരവാഹികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആറ് അംഗങ്ങളും രണ്ടു ജീവനക്കാരുമടക്കം എട്ടു വ്യക്തികള്‍ക്കും ഒരു സ്ഥാപനത്തിനുമെതിരെ നടപടിയെടുക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, മലയാളത്തില്‍ റംഷാദിന്റെ വാര്‍ത്ത വായിച്ചാല്‍ തോന്നുക അന്വേഷണ സമിതിയിലെ നാലംഗങ്ങള്‍ ഒഴികെ ബാക്കി പ്രസ് ക്ലബ്ബിലെ 430 അംഗങ്ങളും തീവെട്ടിക്കൊള്ളക്കാരാണെന്നും പ്രസ് ക്ലബ്ബ് എന്ന സ്ഥാപനം അഴിമതിയുടെ കൂത്തരങ്ങാണെന്നുമാണ്. അന്വേഷണ സമിതി റിപ്പോര്‍ട്ട് വാര്‍ത്തയാക്കുമ്പോള്‍ ആരോപണവിധേയരുടെ പേരുകൂടി പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. കഴിയുമെങ്കില്‍ അവര്‍ക്കു പറയാനുള്ളത് ഉള്‍പ്പെടുത്തുകയും വേണം. അല്ലാതെ മുഴുവന്‍ പത്രപ്രവര്‍ത്തകരും കള്ളന്മാരാണെന്ന ധ്വനി വരുത്തുകയല്ല വേണ്ടത്. ആരോപണവിധേയരുടെ പേര് പ്രസിദ്ധീകരിക്കാനായില്ലെങ്കില്‍ റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കേണ്ടതില്ല എന്നു വെയ്ക്കണമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഒരു മഹത്തായ സ്ഥാപനമാണ്. ഏതൊരു വലിയ സ്ഥാപനത്തിന്റെയും നടത്തിപ്പില്‍ ചില പാളിച്ചകള്‍ ഉണ്ടാകാം. അഴിമതി ഇവിടെ സ്ഥാപനവത്കരിച്ചിട്ടില്ല, മറിച്ച് അത് വ്യക്തിനിഷ്ഠമായി നില്‍ക്കുന്നു. കാരണം ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയത് പുറത്തുള്ളവരല്ല, അകത്തുള്ള ഞാനടക്കമുള്ള അംഗങ്ങള്‍ തന്നെയാണ്. ആരോപണം അന്വേഷിച്ചത് അംഗങ്ങളുടെ സമിതിയാണ്. ഇനി തീരുമാനമെടുക്കുന്നതും അംഗങ്ങള്‍ തന്നെയായിരിക്കും. അതെല്ലാം മറച്ചുവെച്ച് തിരിവുനന്തപുരത്തെ പത്രക്കാര്‍ മുഴുവന്‍ മോശക്കാരാണെന്നു റംഷാദ് പറഞ്ഞാല്‍ എങ്ങനെ അംഗീകരിക്കും? അഴിമതിക്കാര്‍ക്കെതിരെ പ്രസ് ക്ലബ്ബ് നടപടിയെടുത്തില്ലെങ്കില്‍ ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചതായി റംഷാദിന്റെ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ഞാന്‍ തന്നെയാണ്. 18 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തുണ്ട്. ഇന്നുവരെ ഇതിന്റെ പേരില്‍ കൈക്കൂലി വാങ്ങാനോ, പെണ്ണു പിടിക്കാനോ, വെട്ടിപ്പ് നടത്താനോ, എന്തിന് ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു ഗ്ലാസ് ബ്രാണ്ടി വാങ്ങിക്കുടിക്കാനോ പോയിട്ടില്ല. മറിച്ച് ആരെങ്കിലും തെളിയിച്ചാല്‍ അവര്‍ പറയുന്ന പണി ഞാന്‍ ചെയ്യാം. എന്നെപ്പോലുള്ളവര്‍ തന്നെയാണ് പത്രപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പത്രക്കാരെ തെറിപറയുന്നവര്‍ക്കെല്ലാം ഇപ്പോള്‍ വീരപരിവേഷമാണ്. അതു പത്രക്കാരില്‍ നിന്നൊരാള്‍ തന്നെയാണെങ്കില്‍ പറയുകയും വേണ്ട. കാടടച്ചു വെടിവെയ്ക്കുമ്പോള്‍ ആദ്യം അതു കൊള്ളുന്നത് നിരപരാധികള്‍ക്കായിരിക്കും. അവര്‍ക്ക് നന്നായി വേദനിക്കും. കള്ളന്മാര്‍ക്ക് അതു ബാധകമല്ല. കാരണം അവര്‍ക്ക് തൊലിക്കട്ടി അല്പം കൂടുതലാണല്ലോ.. Next articleകര്‍ണനു തുല്യന്‍ കര്‍ണന്‍ മാത്രം വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു. സൈറ്റോകിനിൻ പ്രവർത്തനത്തോടുകൂടിയ ഒരു ഫെനിലൂറിയ സസ്യവളർച്ച റെഗുലേറ്ററാണ് ഫോർക്ലോർഫെനുറോൺ. അസെറ്റോൺ, എത്തനോൾ, ഡൈമെഥൈൽ സൾഫോക്സൈഡ് എന്നിവയിൽ ലയിക്കുന്നു. കൃഷി, പൂന്തോട്ടപരിപാലനം, ഫലവൃക്ഷങ്ങൾ എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സെൽ ഡിവിഷനും വിപുലീകരണവും നീളവും പ്രോത്സാഹിപ്പിക്കുക, പഴങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, വിളവ് വർദ്ധിപ്പിക്കുക, പുതുമ നിലനിർത്തുക. നമുക്കു ചുറ്റും സംഭവിക്കുന്ന അത്ഭുതപ്രതിഭാസങ്ങളെ നമ്മുടെ ചിന്തക്കു വിഷയമാക്കുകയും ദൈവം നമുക്ക് ജീവന്‍ നല്‍കിയതിന്‍റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയാണ് ഈ പാഠത്തിന്‍റെ ഉദ്ദേശ്യം. ദൈവത്തില്‍ നിന്നുവന്ന നാം ദൈവത്തില്‍ എത്തിച്ചേരേണ്ടവരാണെന്നും ഈ ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം നډകള്‍ ചെയ്ത് ദൈവത്തെ പ്രീതിപ്പെടുത്തണമെന്നുമുളള സന്ദേശമാണ് ഈ പാഠത്തിലൂടെ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് നല്കേണ്ടത്. ദൈവികജീവന്‍ നഷ്ടമാകുന്ന വഴികളെയും പാപത്തിന്‍റെ പരിണിതഫലങ്ങളെയും വിവരിക്കുകയാണ് ഈ പാഠം. നډതിന്‍മകളെ വിവേചിച്ചറിയുന്നതിനും ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന പാപങ്ങളെ കണ്ടെത്തി ഉപേക്ഷിക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുവനും ഈ പാഠം അദ്ധ്യാപകരെ സഹായിക്കും. പാപം നമ്മുടെ ജീവിതത്തില്‍ വരുത്തുന്ന അസ്വസ്ഥതകളെയും അതുമൂലമുണ്ടാകുന്ന നാശത്തെയും ഈ പാഠത്തിലൂടെ വിവരിക്കുകയാണ്. നന്‍മയുടെ ഫലം എപ്പോഴും സന്തോഷവും സമാധനവും നല്‍കുമ്പോള്‍ പാപത്തിന്‍റെ ഫലം ദു:ഖവും അസമാധാനവുമാണ്. ദൈവം നല്‍കിയ കഴിവുകള്‍ ഉപയോഗിച്ച് സഹോദരങ്ങള്‍ക്ക് നډ ചെയ്ത് ദൈവത്തെ സ്നേഹിച്ച് ജീവിക്കുവാന്‍ പ്രചോദനമാകുന്ന വിധത്തില്‍ ഈ പാഠത്തെ അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ മനുഷ്യന്‍റെ ദുഷ്ടത കണ്ട് വേദനിച്ച ദൈവം ജലപ്രളയത്തിലൂടെ ഭൂമുഖത്തെ നശിപ്പിക്കുകയും നീതിമാനായ നോഹയിലൂടെ പുതിയൊരു തലമുറക്കു രൂപം കൊടുക്കുകയും ചെയ്യുന്ന രംഗമാണ് ഈ പാഠത്തിലെ പ്രതിപാദ്യവിഷയം. പാപത്തിന് അടിപ്പെട്ടാല്‍ ശിക്ഷയും ദൈവത്തിന് പ്രീതികരമായി ജീവിച്ചാല്‍ രക്ഷയും ലഭിക്കും എന്ന സന്ദേശം കുട്ടികളുടെ മനസില്‍ പതിയുന്ന രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ ജനത്തെ ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്ന സംഭവമാണ് ഈ പാഠത്തില്‍ വിവരിക്കുന്നത്. ഇസ്രായേലിന്‍റെ വിമോചകനായി ദൈവം മോശയെ തിരഞ്ഞെടുക്കുക മാത്രമല്ല ചെയ്തത് കൂടെ നടന്ന് അവരെ പരിപാലിച്ചു. ക്ലേശങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവിലും ദൈവം കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടികളില്‍ ആഴപ്പെടുവാന്‍ സഹായകമാകുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം പത്തുകല്പനകള്‍ നല്‍കിക്കൊണ്ട് ദൈവം ഇസ്രായേല്‍ ജനവുമായി ഉടമ്പടി സ്ഥാപിക്കുന്ന രംഗമാണ് വിവരിക്കുന്നത്. ദൈവം നല്‍കിയ ഈ കല്പനകള്‍ ആണ് സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള നമ്മുടെ വഴികാട്ടി. കല്പനകളുടെ ലംഘനമാണ് പാപം എന്നും കല്പനകള്‍ അനുസരിച്ച് നാം ജീവിക്കുമ്പോള്‍ മറ്റുളളവരില്‍ നിന്നെല്ലാം വ്യത്യസ്തരായി ദൈവത്തിന്‍റെ പ്രിയപ്പെട്ട മക്കളായിതീരുന്നുവെന്നുമുള്ള അവ ബോധത്തില്‍ വളരുവാനും ഈ പാഠം സഹായിക്കുന്നു. ദൈവകല്പനകളുടെ ലംഘനം പാപമാണെന്നും ദൈവത്തെ സ്നേഹിക്കുവാനും ആ സ്നേഹത്തില്‍ നിലനില്‍ക്കുവാന്‍ കല്പനകള്‍ പാലിക്കണമെന്നും ഈ പാഠത്തിലൂടെ വ്യക്തമാക്കുന്നു. തിന്‍മയെ ചെറുത്തുനില്‍ക്കുവാന്‍ നമ്മെ സഹായിക്കുന്ന ദൈവകല്പനകള്‍ അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുളളവരാകുവാന്‍ ഈ പാഠം സഹായിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും വിധേയനായി ജീവിച്ചുകൊണ്ട് ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയപ്പെട്ടവനായി ജീവിച്ച ഈശോയുടെ അനുസരണത്തെയാണ് ഈ പാഠത്തിലൂടെ അവതരിപ്പിക്കുന്നത്. ദൈവമക്കളും സഭയിലെ അംഗങ്ങളുമായ നാമോരോരുത്തരും ദൈവകല്പനയോടൊപ്പം തിരുസഭയുടെ കല്പനകളും പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്ന ബോധ്യത്തിലേക്കു നയിക്കാന്‍ ഈ പാഠം സഹായിക്കുന്നു ആത്മാവിനാല്‍ അഭിഷിക്തനായ ഈശോയുടെ പരസ്യജീവിതം ആരംഭിക്കുന്നതാണ് ഈ പാഠത്തിലെ പ്രതിപാദ്യം. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാ ത്മാവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സഹായിക്കുന്നു. മാമ്മോദീസായില്‍ നമുക്ക് ലഭിച്ച പരിശുദ്ധാത്മാവാണ് നډതിന്‍മകളെ വിവേചിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത്. ആയതിനാല്‍ ആത്മാവിന്‍റെ പ്രചോദനങ്ങള്‍ തിരിച്ചറിയുവാന്‍ പര്യാപ്തമാം വിധം കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം പരിശുദ്ധാത്മാവിന്‍റെ ആഗമനം വിവരിക്കുന്ന സംഭവമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ തൈലാഭിഷേകമെന്ന കൂദാശയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നു. പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നവരില്‍ കാണുന്ന സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കുക. നമ്മുടെകൂടെ നടക്കുന്ന ഉറ്റമിത്രമായ പരിശുദ്ധാത്മാവിനെ പരിചയപ്പെടുത്തുന്നതിനും ഈ പാഠം അദ്ധ്യാപകരെ സഹായിക്കുന്നു. ഏഴ് കൂദാശകളെക്കുറിച്ചുളള വിവരണമാണ് ഈ പാഠത്തിന്‍റെ ഉള്ളടക്കം. കൂദാശകള്‍ ഈശോ സ്ഥാപിച്ചതാണെന്നും കൂദാശകളുടെ യോഗ്യതയോടെയുളള സ്വീകരണത്തിലൂടെയാണ് ദൈവക്യപ ലഭിക്കുന്നതെന്നും കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ സഹായി ക്കുന്ന വിധത്തില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. ഈശോ ശിഷ്യډാരെ തിരഞ്ഞെടുക്കുന്നതും അവരെ തന്‍റെ ദൗത്യം ഏല്പിക്കുന്നതുമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. സുവിശേഷ പ്രഘോഷണത്തിലൂടെ ഈശോയ്ക്കു സാക്ഷ്യം വഹിച്ച ശിഷ്യډാരെപ്പോലെ വചനം ജീവിക്കുവാനും പ്രഘോഷിക്കുവാനും നമുക്കുള്ള കടമയെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റുവാനുതകുന്ന രീതിയില്‍ ഈ പാഠം അവതരിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. ആത്മാവിനാല്‍ നയിക്കപ്പെടുന്ന ജനം ശ്ലീഹډാരുടെ സുവിശേഷപ്രഘോഷണഫലമായി രൂപം കൊണ്ട ആദിമക്രൈസ്തവസമൂഹത്തെക്കുറിച്ച് വിവരിക്കുന്നതാണ് സന്ദര്‍ഭം. വിശ്വസിച്ചവര്‍ക്ക് ആത്മാവ് തന്‍റെ വരങ്ങളും ദാനങ്ങളും നല്‍ക്കുന്നുവെന്ന് ഈ പാഠത്തിലൂടെ വ്യക്തമാക്കുന്നു. ലൗകികമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാതെ ആത്മാവിന്‍റെ വരദാനങ്ങള്‍ സ്വന്തമാക്കാന്‍ പരിശ്രമിക്കുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ശരിയായ ദര്‍ശനം നല്‍ക്കുവാന്‍ ഈ പാഠം സഹായിക്കും ആത്മാവിനാല്‍ നയിക്കപ്പെട്ട് വിശ്വാസത്തിനായി ജീവത്യാഗം ചെയ്ത വിശുദ്ധരുടെ ലഘുവിവരണമാണ് ഈ പാഠത്തിന്‍റെ ഉളളടക്കം. ക്രൈസ്തവരായ നമുക്ക് മാത്യകയും പ്രചോദനമായി സഭ ഉയര്‍ത്തിക്കാണിക്കുന്നത് വിശുദ്ധരായവരെയാണ്. കൊച്ചു ത്യാഗ പ്രവൃത്തികളിലൂടെയും പുണ്യാഭ്യാസത്തിലൂടെയും വിശുദ്ധിയില്‍ വളരേണ്ടതിന്‍റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിലും വേണ്ടപരിശീലനം നല്‍കുന്നതിലും അദ്ധ്യാപകര്‍ ബോധവാډാരാകണം. അദാനി എയര്‍പോര്‍ട്ട്സ് 29,000 കോടിയുടെ ഐപിഒയ്ക്ക് അദാനി എയര്‍പോര്‍ട്ട്സ് 29,000 കോടിയുടെ ഐപിഒയ്ക്ക് ഇന്‍ഫ്രാ കിംഗ് ഓഫ് ഇന്ത്യയെന്ന വിശേഷണം ഊട്ടിയുറപ്പിക്കാന്‍ അദാനി മുംബൈ: അടുത്ത വമ്പന്‍ പദ്ധതിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനി. ഗ്രൂപ്പിന്‍റെ എയര്‍പോര്‍ട്ട് ബിസിനസ് ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 25500-29200 കോടി രൂപയുടെ ഐപിഒയാണ് അദാനി എയര്‍പോര്‍ട്ട്സ് പദ്ധതിയിടുന്നത്. ഇന്ത്യയുടെ ഇന്‍ഫ്രാ കിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൗതം അദാനിയുടെ പുതിയ മാസ്റ്റര്‍ പ്ലാനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കല്‍ക്കരി ഖനനം, തുറമുഖങ്ങള്‍, ഊര്‍ജ പ്ലാന്‍റുകള്‍ തുടങ്ങിയ പരമ്പരാഗത ബിസിനസുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും പ്രതിരോധത്തിലേക്കും ഡാറ്റ സെന്‍ററുകളിലേക്കുമെല്ലാം അദാനി ഗ്രൂപ്പ് മാറുന്നതിനാണ് ബിസിനസ് ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2019ലാണ് അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് ബിസിനസിലേക്ക് പ്രവേശിക്കുന്നത്. ലക്ക്നൗ, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി തുടങ്ങിയ ആറ് വിമാനത്താവളങ്ങളെ ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാമെന്ന കരാര്‍ ഏറ്റെടുത്തായിരുന്നു തുടക്കം. ഈ ആറ് മേഖല എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈ എയര്‍പോര്‍ട്ടും അദാനിയാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ വിമാനയാത്രികരില്‍ 10 ശതമാനവും സഞ്ചരിക്കുന്നത് അദാനി നിയന്ത്രിക്കുന്ന എയര്‍പോര്‍ട്ടുകളിലൂടെയാണെന്നത് മറ്റൊരു വൈരുദ്ധ്യം. കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ എയര്‍പോര്‍ട്ട് ബിസിനസിനെ കൂടാതെ പുനരുപയോഗ ഊര്‍ജ മേഖലയിലും അദാനി വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഗ്രൂപ്പിന്‍റെ സംശുദ്ധ ഊര്‍ജ ശേഷി 2025 ആകുമ്പോഴേക്കും എട്ട് മടങ്ങ് വര്‍ധിപ്പിക്കാനാണ് അദാനി ഉന്നമിടുന്നത്. പേടിഎമ്മും ഫ്ളി്പ്കാര്‍ട്ടും ഉള്‍പ്പടെയുള്ള നിരവധി കമ്പനികള്‍ ഐപിഒക്കായി ഇന്ത്യയില്‍ തയാറെടുക്കുകയാണ്. 22,000 കോടി രൂപയുടെ ഐപിഒ ആണ് പേടിഎം പ്രതീക്ഷിക്കുന്നത്. നവംബറിലാകുമത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി പേടിഎമ്മിന്‍റേത് മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 25,000-29,000 കോടി രൂപയുടെ ഐപിഒ പദ്ധതിയിടുന്ന അദാനി ഗ്രൂപ്പ് തന്നെയാകും. ഐപിഒയിലൂടെ പേടിഎമ്മിന്‍റെ മൂല്യം 25 ബില്യണ്‍ ഡോളറിനും 30 ബില്യണ്‍ ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2010ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒയാണ് രാജ്യത്ത് ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും വലുത്. പ്രഥമ ഓഹരി വില്‍പ്പനയിലൂടെ കോള്‍ ഇന്ത്യ സമാഹരിച്ചത് 15,000 കോടി രൂപയായിരുന്നു. ഐപിഒ അദാനിയുടെ വ്യക്തിഗത സമ്പത്തിലും വലിയ കുതിപ്പുണ്ടാക്കും. 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാമനായ അദാനിയുടെ സമ്പത്തില്‍ പോയ വര്‍ഷമുണ്ടായത് 500 ശതമാനത്തിന്‍റെ വര്‍ധനയാണ്. ബില്യണയേഴ്സ് പട്ടികയിലെ ഏറ്റവും പുതിയ കണക്ക് പ്രകാരം അദാനിയുടെ സമ്പത്ത് 67 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു. 2021ല്‍ കൂട്ടിച്ചേര്‍ത്ത സമ്പത്തിന്‍റെ മാത്രം കാര്യമെടുത്താല്‍ ആഗോള സമ്പന്നന്‍ ജെഫ് ബെസോസിനെയും സംരംഭക ഇതിഹാസം ഇലോണ്‍ മസ്ക്കിനെയും വരെ പിന്തള്ളിയിരിക്കുന്നു നമ്മുടെ ഗൗതം അദാനി. ആറ് ലിസ്റ്റഡ് കമ്പനികളാണ് അദാനി ഗ്രൂപ്പിലെ പ്രധാനികള്‍. Previous വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ 55% ഇടിവ് Next അനധികൃത വാണിജ്യ ആവശ്യങ്ങള്‍ക്കായി ‘ഇ വിന്‍’ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയും യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ പേഴ്സണാലിറ്റി എന്ന വാക്ക് ഗ്രീക്ക് പദമായ പേഴ്സോണ എന്ന വാക്കിൽ നിന്നുണ്ടായതാണെന്ന് നിങ്ങളിൽ പലർക്കുമറിയാമായിരിക്കും. പേഴ്സോണ എന്ന വാക്കിന് അർത്ഥം മുഖംമുടി എന്നാണ്, അതായത് നാടകങ്ങളിൽ അഭിനയിക്കുമ്പോൾ അഭിനേതാക്കൾ അണിയുന്ന ഒരു തരം മാസ്‌ക്ക്. ഈയൊരു അറിവ് വെച്ചുകൊണ്ടും അവനവനായിട്ട് ഊഹിച്ചെടുക്കുന്ന ചില കാരണങ്ങൾ നിരത്തിവെച്ചും പേഴ്സണാലിറ്റി എന്നാൽ ശരിയ്ക്കും പറഞ്ഞാൽ ഒരു മുഖംമൂടി എടുത്തണിയൽ എന്ന രീതിയിൽ വാദഗതികൾ ഉയർത്തുന്ന ചിലരെയെങ്കിലും കണ്ടിട്ടുണ്ട്. അത് മനുഷ്യനിലെ യഥാർത്ഥ മുഖത്തെ അല്ലെങ്കിൽ നൈസർഗികതയെ മറച്ചുവെച്ചുകൊണ്ട് മറ്റൊരു കപടമുഖം സ്വീകരിക്കലല്ലേ എന്നതാണ് അവരുടെ ചോദ്യം. ഇത് ഒരുപക്ഷേ കേൾക്കുന്നവർക്കും തോന്നും, അതേ ശരിയാണല്ലോ എന്ന്. തനിയ്ക്ക് സാധാരണ പോലെ ഒരു മനുഷ്യനായി പച്ചയായി ജീവിക്കെണ്ടിടത്ത് അതൊന്നുമല്ലാത്ത മറ്റെന്തോ ഒന്നിനെ കൃത്രിമമായിട്ട് രൂപപ്പെടുത്തിയെടുക്കുന്നതല്ലെ ഇവർ ഇത്ര ഗൗരവപരമായിട്ട് അല്ലെങ്കിൽ ആന സംഭവമായി വിവരിക്കുന്ന വ്യക്തിത്വം എന്നൊക്കെ ചിന്തിച്ചേക്കാം. വളരെ തെറ്റിദ്ധാരണാജനകമായ ഒരു ചിന്തയാണ് അത്. നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ വ്യക്തിത്വവും (personality) വ്യക്തിപ്രഭാവവും പ്രഭാവലയവും(aura) ഓരോ മനുഷ്യർക്കും ഉണ്ട്. അത് നാം അറിയാതെ അല്ലെങ്കിൽ അജ്ഞതയിൽ രൂപപ്പെട്ടുവരുന്ന ഒന്ന് ആയിരിക്കും എന്ന് മാത്രം. അത്തരം ഒരു വ്യക്തിയിൽ ഒട്ടേറെ അപാകതകളും ന്യൂനതകളും അയാളുടേതായ തെറ്റായ നിഗമനങ്ങളും കണ്ടെത്താൻ സാധിക്കും. അതേസമയം അതിനെ തിളക്കമാർന്നതും അവനവനും സ്വന്തം കുടുംബത്തിനും സമൂഹത്തിനും സ്വന്തം രാജ്യത്തിനും ഉതകുന്നതും പ്രയോജനപ്പെടുന്നതുമാക്കിയെടുക്കാൻ വ്യക്തിത്വബോധം ഉണ്ടായേ തീരൂ. അതിനാൽ ആത്മബോധം അല്ലെങ്കിൽ വ്യക്തിത്വബോധം എന്നൊക്കെ പറയുന്നത് അതിപ്രധാനമാണ്. ഇത്തരം ഒരു ബോധം കുഞ്ഞിലേയ്ക്ക് സന്നിവേശിപ്പിക്കാനും സ്വന്തം കഴിവിലും ടാലന്റിലും വിശ്വാസമർപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ ജീവിതത്തെ ഫലസമ്പൂർണ്ണമാക്കുന്നതിൽ അവരെ സഹായിക്കാനും രക്ഷിതാക്കൾക്ക് കഴിയും. സ്വന്തം അസ്തിത്വതത്തെക്കുറിച്ച് ബോധം വരുമ്പോഴാണ് വ്യക്തിപരമായ വളർച്ച ഉണ്ടാവുന്നത്. വ്യക്തിത്വം നിലനിർത്താൻ സാധിക്കാതെ വരുമ്പോഴാണ് അസ്തിത്വം ഇല്ലാതാവുന്നത് എന്നും നാം മറക്കരുത്. വ്യക്തിത്വബോധമുള്ള മനുഷ്യർ അവനവനെ തന്നെയും ചുറ്റുപാടുകളെയും സ്വാധീനിക്കാനും അവയ്ക്ക് തന്നിലേക്കുള്ള അനധികൃതമായ കടന്നുകയറ്റത്തെ നിയന്ത്രിക്കാനുമുള്ള അന്തരീക ശക്തിയും അതേപോലെ ബാഹ്യശക്തിയുടെ ഏതൊരു അധിനിവേശത്തെയും മദ്യം പോലുള്ള ലഹരി വസ്തുക്കൾ തുടങ്ങി പുറം ലോകത്ത് നിന്നുള്ള പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും തടുക്കാനും യുക്തിസഹവും വിവേകബുദ്ധിയോടെയുമുള്ള ചിന്തകൾകൊണ്ട് പലതിനെയും സ്വന്തം ബലഹീനതയെ പോലും മറികടക്കാനും സാധിക്കുന്നവർ ആയിരിക്കും. തന്നിലെ ദൗർബല്യങ്ങൾക്ക് കീഴടങ്ങാതെ മനസ്സിനേയും ചിന്തകളെയും ക്രിയാത്മകമായൊരു തലത്തിലേയ്ക്ക് എത്തിക്കാൻ കഴിയുന്നവർ ആണവർ. മനസ്സിന്റെ ഒരു ഭാവനാ സൃഷിയാണ് ജീവിതം എന്ന് പറയുന്നു. ഇപ്പറയുന്ന ഭാവനകളിൽ ചില യാഥാർത്ഥ്യങ്ങളും അല്പം പോസിറ്റീവ് ചിന്തകളും സ്വാധീനിക്കുമ്പോഴോ Also read: ഇസ്ഫഹാൻ നഗരത്തിന്റെ ചരിത്ര വഴികൾ വ്യക്തിത്വമുള്ളവർ ജീവിതം അസ്വദിക്കുന്നില്ല എന്ന തോന്നലാണ് ചിലർക്ക്. അതിസങ്കീർണ്ണവും അപ്രാപ്യവും തങ്ങളെപ്പോലുള്ളവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതും മനുഷ്യന്റെ എല്ലാ സ്വാതന്ത്ര്യങ്ങൾക്കും വിഘ്നം നിൽക്കുന്നതുമായ എന്തോ ഒന്ന് മാത്രമാണ് അവർക്ക് വ്യക്തിത്വം. ഒരു പ്രത്യേക റൂട്ടിൻ ശീലിച്ചെടുത്ത് വളരെ ബുദ്ധിമുട്ടിയുള്ള സിസ്റ്റമാറ്റിക്കായ ജീവിതത്തെ അണുതെറ്റാതെ പിന്തുടർന്ന് എന്ത് കാര്യങ്ങളിൽ ഏർപ്പെടുമ്പോഴും സ്വന്തം ഇമേജിനെക്കുറിച്ച് ആകുലപ്പെട്ട് ജീവിക്കുന്നതിനെ മൂഢത്വമെന്ന് വിശേഷിപ്പിക്കുകയും ആളുകളുടെ മുന്നിൽ എപ്പോഴും മര്യാദരാമനായി, കുറെ നിലപാടുകളും സ്വന്തം തീരുമാനങ്ങളുമായി കടുംപിടുത്തത്തോടെ ജീവിക്കുന്ന ഒരാൾക്ക് എങ്ങനെ ജീവിതം ആസ്വദിക്കാൻ കഴിയും എന്നുമാണ് അവരൊക്കെ ചിന്തിക്കുന്നത്. ഇത്തരം ചിന്തകൾ സ്വാഭാവികം മാത്രം. പക്ഷെ ഏറ്റവും നന്നായിട്ട് ജീവിതത്തെ അടുത്തറിയാനും എല്ലാ ഭാവത്തിലും അർത്ഥത്തിലും ജീവിതത്തെ ചേർത്തുപിടിച്ച് ആസ്വദിക്കാനും വ്യക്തിത്വബോധമുള്ളവരോളം ആർക്കും കഴിയില്ല എന്നതാണ് ഏറ്റവും വലിയൊരു സത്യം. സുതാര്യമായ മനസ്സ് ആയതിനാൽ സധൈര്യം ഉള്ളംതുറന്ന് സംസാരിക്കാനും ഇടപഴകാനും ആഘോഷവേളകളിൽ പ്രിയപ്പെട്ടവരോടൊപ്പം ചേർന്ന് അസുലഭ നിമിഷങ്ങളെ ആനന്ദദായകമാക്കാനും അവർക്ക് കഴിയും. അകക്കണ്ണ് തുറന്ന് കാര്യങ്ങളെയെല്ലാം സുവ്യക്തമായി ദർശിക്കാൻ കഴിയുന്ന തിരിച്ചറിവാണ് വ്യക്തിത്വം. സ്വന്തം ജീവിതം സ്വന്തമായ ആഗ്രഹത്തിനും ഇച്ഛയ്ക്കും അനുസരിച്ച് മനോഹരമായി മോഡിഫൈ ചെയ്തെടുക്കാനും ക്രിയേറ്റിവ് തലത്തിലേക്ക് ഉയരാനും ആരും ഒന്ന് മനസ്സ് വെച്ചാൽ നടക്കും. സ്വയം അച്ചടക്കവും മര്യാദകളും പാലിക്കുന്ന ഏത് കാര്യങ്ങളിലും മറ്റുള്ളവരെയും അവരുടെ ഇമോഷൻസിനെയും ഗൗനിക്കുന്ന, കെയർ ചെയ്യുന്ന ഒരു വ്യക്തി അവനവനെ സ്നേഹിക്കുന്ന ഒരാൾ തന്നെ ആയിരിക്കും. അവനവനോട് അല്പം പരുഷമാക്കുന്നത് നാം നമ്മെ തന്നെ സ്നേഹിക്കുന്നു എന്നതിന്റെ സൂചനയാണ്. ദുർവാശിയോ അഹന്തയോ ആല്ല വ്യക്തിത്വം എന്നും കൂടെ അടിവരയിട്ടു പറയുന്നു. നിലപാടുകൾ തുറന്ന് പറയുകയും സ്വന്തം കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ജീവിക്കുകയും വിശാലത കാണിക്കേണ്ടിടത്ത് വിശാലതയും അല്ലാത്തിടത്ത് കണിശതയുമായി നിർഭയം മുന്നോട്ട് പോകാനും മടിക്കാത്തവരാണ് അവർ. ജീവിതത്തിൽ ഓരോന്നിന്റെയും മൂല്യം വ്യക്തമായി അറിയാവുന്ന ആളെന്ന നിലയ്ക്കും മനുഷ്യരെ എങ്ങനെയും ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന ഒരാളെന്ന നിലയ്ക്കും അവർക്ക് ചുറ്റിനും നിന്ന് ആരാധനയോടെ നോക്കി കാണുന്ന, അവരോടൊത്ത് സമയം ചെലവഴിക്കാനും സ്നേഹം പങ്കിടാനും ഒരുപറ്റം ആളുകൾ എന്നും ഉണ്ടാവും. സത്യത്തിൽ വേണ്ടാത്ത കാര്യങ്ങളിൽ ചെന്ന് കൈയിടേണ്ട ആവശ്യം മനുഷ്യനില്ല എന്നാലും ഒരു കാര്യവുമില്ലാതെ അതിന് മുതിരുന്ന പ്രവണത മനുഷ്യരിൽ ഉണ്ട്. പ്രശ്നങ്ങൾ സ്വയം ക്രിയേറ്റ് ചെയ്തിട്ട് എല്ലാവരുടെയും സ്വൈര്യം നഷ്ടപ്പെടുത്തും. വല്ല വാഗ്വാദങ്ങളും വാക്ക് തർക്കങ്ങളും സംഘട്ടനങ്ങളും നടന്ന് കഴിഞ്ഞാൽ അത് പരിഹരിക്കാൻ വിചാരിച്ചപോലെ കഴിയുമോ? ഇല്ല ആരുടെയും ഈഗോ അനുവദിക്കില്ലല്ലോ. പലപ്പോഴും ദുരഭിമാനത്തെ പോലും വലിയ അഭിമാനമായി കാണുന്നവരാണ് നമ്മൾ എന്നോർക്കുക. വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ല എന്നല്ലേ. അങ്ങനെയെങ്കിൽ അത്തരം ഒരു സാഹചര്യം ഉണ്ടാവാതെ നോക്കുന്നതല്ലേ ഉത്തമം? വ്യക്തിത്വബോധം ഇതിൽ നിന്നൊക്കെ ഒരു മോചനമായി കാണാം. മറ്റുള്ളവർക്ക് അർഹിക്കുന്ന സ്‌പേസ് നൽകി, അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജീവിക്കുന്നവരുടെ കൂടെ എന്നും ശാന്തിയും സമാധാനവും നിലനിൽക്കും. തന്നെ ആർക്കും വേണ്ട എന്ന വിശ്വാസം മനസ്സിനെ ബാധിച്ചുകഴിഞ്ഞ ഒരാൾക്ക് ഒടുക്കം ആരും ഇല്ലാതാവുന്ന അവസ്ഥ നിങ്ങൾ കണ്ടിട്ടുണ്ടാവും. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന ആപ്തവാക്യത്തിന് ആത്യന്തികമായി നമ്മുടെ വിശ്വാസം തന്നെയാണ് നമ്മെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും എന്നർത്ഥം കൂടെയുണ്ട്. Also read: സബ്രീന ലീക്ക് ഇന്ത്യൻ മുസ്ലിം ജനതയോട് പറയാനുള്ളത് ഓരോ വിശ്വാസത്തിന്റെയും അനന്തരഫലം അനുഭവിക്കുന്നത് നാം തന്നെയാണ്. വിശ്വാസം എന്നാൽ മതവിശ്വാസം മാത്രമല്ല. മനസ്സിനകത്ത് സെറ്റ് ആയിക്കഴിഞ്ഞ, ജീവിതത്തിൽ പ്രയോജനപ്പെടുന്നതും അല്ലാത്തവയുമായ ഉചിതമോ അനുചിതമോ ആയ ഒട്ടനവധി വിശ്വാസങ്ങൾ ഉണ്ട്. അതിൽ അതിജീവനത്തെ പലവിധത്തിലും തടസ്സപ്പെടുത്തുന്നവയോ, ആകമാനം തകരാറിലാക്കുന്നവയോ ഉണ്ടാവാം. എന്നാലും ഒരു പുനർവിചിന്തനത്തിന് ഒട്ടും അവസരം നൽകാതെ, ഒരിക്കലും മാറ്റങ്ങൾക്ക് തയാറാവാത ഒരേ വിശ്വാസത്തിന് അടിമപ്പെട്ടു ജീവിക്കാൻ നാം തയാറാവുന്നു. നമ്മുടെ ജീവിതത്തെ തന്നെ നിർണയിക്കുന്നതിൽ അതിന്റെ പങ്ക് അത്രയ്ക്ക് വലുതായിരിക്കും എന്നിട്ട് പോലും നാം ബോധവാന്മാർ ആകുന്നില്ല. തനിയ്ക്കും തന്റെ വ്യകിത്വത്തിനും ഹാനികരമായ ഒരു വിശ്വാസത്തെയോ ചിന്തകളെയോ മനസ്സിൽ സ്ഥാനം നൽകാതെ സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിച്ച് തിരിച്ചറിവിലേയ്ക്ക് എത്താൻ മനുഷ്യർക്ക് വിചാരിച്ചാൽ കഴിയും. പക്ഷെ ഈഗോ ഒരു തടസ്സമാവാതിരുന്നാൽ മാത്രം. പുതിയതിനെ സ്വീകരിക്കാൻ ആദ്യം ഒരാൾക്ക് തന്നിലെ അപാകതകളെ തിരിച്ചറിയാനും അംഗീകരിക്കാനും സാധിക്കണം. നാം മലയാളികൾ പൊതുവെ മറ്റുള്ളവരുടെ നന്മകളെയും കഴിവുകളെയും (എത്ര തന്നെ നന്മകളോ കഴിവോ ഉള്ള ആളായാലും ശരി) അംഗീകരിക്കസൻ വിമുഖത കാണിക്കുന്നവരാണ്, സ്വന്തം കുടുംബത്തിലെയോ. സൗഹൃദവലയങ്ങളിലോ, നാട്ടിലോ ഉള്ള ഒരാൾ ആണെങ്കിൽ പ്രത്യേകിച്ചും. അത് എന്താവാം കാരണം നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിന് കഴിവുകൾ ഉണ്ടാവാൻ പാടില്ലേ? സ്വന്തം നാട്ടുകാരിൽ ഒരാൾ ആഗ്രഹിച്ച ലക്ഷ്യം നേടാനായി അതിയായി പ്രയത്നിക്കുന്നത് കാണുമ്പോൾ കളിയാക്കി ചിരിക്കും നീയോ എന്ന് പുച്ഛഭാവത്തോടെ ചോദിക്കും. എന്നാൽ പേരും പ്രശസ്തിയും നേടി വരുമ്പോൾ ഹാർദ്ദവമായ സ്വീകരണമായിരിക്കും. ഇത്രയും നാൾ അയാൾ കാണിച്ചിരുന്ന ആ സ്പിരിറ്റിന് അയാളെടുത്ത എഫേർട്ടിന് പുല്ലുവില പോലും കണക്കാക്കാത്ത ആൾക്കാരിൽ ഒരാൾ ആയിരുന്നു നാം. വ്യക്തികളെ അവരുടെ കഴിവുകളെ മനസ്സിലാക്കി അവരെ പ്രശംസിക്കുകയും പോസിറ്റീവ് എനർജി നൽകി കൂടെ നിക്കുകയും ചെയ്യുമ്പോഴാണ് നമ്മിലെ വ്യക്തിത്വം മഹനീയമാകുന്നത്. അതേപോലെ തന്നെ ഒരാളിലെ തിന്മകളെ അംഗീകരിക്കുന്നതിലും വൈമുഖ്യം കാണിക്കുന്നു. ഒരാളെ തിരുത്താൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം അവരിലെ വ്യക്തിത്വത്തെ ഉൾക്കൊള്ളാൻ പഠിക്കണം. ആരും ഇവിടെ പെര്ഫെക്ട് ആയിട്ട് ഇല്ല എന്നും ഓർക്കണം. എന്നും നല്ലവരെ തിരയുന്ന തിരക്കിലാണ് നാം. കബീർദാസ് പാടിനടന്ന പോലെയാണ് നമ്മുടെ കാര്യം. നമുക്ക് പലപ്പോഴും നമ്മെക്കുറിച്ച് തന്നെ അറിയില്ല, അജ്ഞരാണ് നാം നമ്മെക്കുറിച്ച് തന്നെ. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട് എന്നാൽ നാം വഞ്ചിക്കപ്പെടുന്നത് വരെ അല്ലെങ്കിൽ നമ്മോട് അനിഷ്ടമായ പെരുമാറ്റങ്ങൾ ഉണ്ടാവുന്നത് വരെ ഒരാൾക്ക് നാം “നല്ലവൻ/നല്ലവൾ” എന്ന പട്ടം ചർത്തിക്കൊടുക്കുന്നു. അവർ പക്ഷെ മുമ്പും അതൊക്കെ തന്നെയായിരുന്നു, നമ്മൾ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. കഴിയുന്നതും ആരെയും ജഡ്ജ് ചെയ്യാൻ നിൽക്കരുത് ഇനി ചെയ്യൂന്നെങ്കിൽ തന്നെ എല്ലാ വശവും കാണാൻ ശ്രമിക്കണം. ഓരോ അവസരങ്ങളിലും സന്ദർഭങ്ങളിലും നാം ഓരോരുത്തരും നമ്മെ തന്നെ വിലയിരുത്തണം. എല്ലാ സാഹചര്യങ്ങളും നമുക്ക് അനുകൂലമാവുമ്പോഴും അതിനെ മുതലെടുക്കാനോ ചൂഷണം ചെയ്യാനോ ഉള്ളിലെ മൂല്യങ്ങൾ ആഴത്തിൽ നമ്മെ സ്വാധീനിച്ച്‌ കഴിഞ്ഞെങ്കിൽ, ചെയ്യുന്നത് തെറ്റാണ് എന്ന ബോധത്തിൽ പിന്മാറാനോ, നമ്മുടെ മനസാക്ഷിയ്ക്ക് നമ്മെ തടഞ്ഞു നിർത്താനോ കഴിയുന്നെങ്കിൽ നമിലുള്ളത് വേരുറച്ച അല്ലെങ്കിൽ അടിയുറച്ച വ്യക്തിത്വമെന്ന് വിളിക്കാം. തനിച്ചിരിയ്ക്കുമ്പോൾ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? അത്തരം ഘട്ടങ്ങളിൽ മനസ്സിലൂടെ കടന്നുപോകുന്ന തോന്നലുകൾ എന്തായിരിക്കും? എല്ലാ തോന്നലുകളും എല്ലാവരിലും ഉണ്ടാവും. ആത്മപരിശോധനയ്ക്കായി അവനവനെ നിർത്തുമ്പോൾ തെളിഞ്ഞുവരുന്ന സത്യങ്ങൾ ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ട് തോന്നാം. പക്ഷെ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ് കൃത്യസ്‌മായ ആന്തരീകമായ പരിവർത്തനങ്ങൾക്ക് മനസ്സ് സജ്ജമാകുന്നത്. തന്നെ പോലെ തന്നെയാണ് ഓരോ മനുഷ്യനും എന്ന സത്യം മനസ്സിലാക്കണം. അവനിലും അവളിലും സഹജമായ അവരുടെ തലച്ചോറിലൂടെ കടന്ന് പോകുന്ന ചിന്തകളും സിരകളിലൂടെ ഓടുന്ന രക്തവും തന്നെയാണ് തന്നിലും. നല്ലതും ചീത്തയുമായ, മനുഷ്യസഹജമായ സർവ്വ ചിന്തകളും ഓരോ മനുഷ്യമസ്തിഷ്ക്കത്തിനുള്ളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് തീവ്രതയിൽ ഏറ്റക്കുറച്ചിലുകൾ കാണ്ടേക്കാം. ഇവയൊക്കെ എങ്ങനെയാണ് മാനേജ് ചെയ്യുന്നത്, ആളുകൾക്കിടയിലും പൊതുസ്ഥലങ്ങളിലും പ്രകടിപ്പിക്കുന്നത് ഇതൊക്കെയാണ് വ്യക്തിത്വമായി വിലയിരുത്തപ്പെടുന്നത്. സ്വന്തം വരുതിക്കുള്ളിൽ അവനവന്റെ ചിന്തകളെ നിർത്താൻ സാധിച്ച ഒരാൾ ലോകം തന്നെ കിഴടക്കിയ പോലെയാണ്, അയാൾ തന്നെയാണ് യഥാർത്ഥ യോദ്ധാവ് അയാൾ തന്നെയാണ് ജേതാവ്. അഹംബോധത്തെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരുന്നത് ചെറിയ കാര്യമല്ല. മനുഷ്യരെ മനസ്സിലാക്കുമ്പോൾ ചില ചിന്തകൾ വളരെ അനിവാര്യമാണ്. ഉദാഹരണത്തിന് മറ്റൊരാളുടെ സഹോദരിയെ തനിയ്ക്ക് എങ്ങനെയും ഏത് വിധത്തിലും കാണാം, അവളെ പ്രണയിക്കാം എങ്കിൽ തന്റെ സഹോദരിയെ മറ്റൊരാൾ പ്രണയിക്കുമ്പോഴോ അവളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തുമ്പോഴോ അത് തന്നെ ക്ഷോഭിതനാക്കുന്നു, ചിലപ്പോൾ അക്രമകാരിയാക്കുന്നു, എന്ത്കൊണ്ട്? എന്നാൽ താൻ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഇതും മറ്റൊരാളുടെ സിസ്റ്റർ ആണ്, മകളാണ് എന്ന കാര്യം പൂർണ്ണമായും വിസ്മരിക്കുന്നു. തനിയ്ക്ക് മറ്റൊരു പെണ്ണിനെ അങ്ങനെ കാണാമെങ്കിൽ, മറ്റൊരാൾക്ക് തന്റെ പെങ്ങളെയും അങ്ങനെ കാണാനുള്ള അവകാശം ഉണ്ടെന്ന് ചിന്തിക്കാനുള്ള വിശാലത എന്തുകൊണ്ട് മനസ്സിനില്ല. സ്വന്തം സഹോദരിയോട് പോലും ക്ഷമിക്കാൻ അയാൾ തയാറാവുന്നില്ല. ഒന്നുകിൽ സ്വയം മറ്റൊരു പെണ്ണിനെ ആ രീതിയിൽ കാണുന്നതോ സമീപിക്കുന്നതോ നിർത്തണം അല്ലെങ്കിൽ ചിലതെല്ലാം അംഗീകരിക്കാൻ തയാറാവണം അതായത് തനിയ്ക്ക് മാത്രമല്ല ആ സുഹൃത്തിനും തന്റെ പെങ്ങൾക്കും കൂടെ അത്തരം ഫീലിംഗ്‌സ് ഉണ്ടെന്ന്. അവരും തന്നെപ്പോലെ ഒരു മനുഷ്യനാണെന്ന്. അതേപോലെ ചില സ്ത്രീകളിൽ കാണുന്ന മനോഭാവം തനിയ്ക്ക് എല്ലാ സുഖസൗകര്യങ്ങളും കിട്ടിയാൽ പറ്റും എന്നാൽ വേറൊരു പെണ്ണിന് അത് ലഭിക്കരുത്, അസൂയയും കണ്ണുകടിയും മാത്രമല്ല മറ്റൊരുവൾ അവളുടെ വ്യക്തി സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് കണ്ടാൽ അപ്പോൾ അവളെക്കുറിച്ച് തെറ്റായ അപവാദങ്ങൾ പറഞ്ഞു പരത്താനുള്ള ശ്രമവും ഉണ്ടാവും. ഇതെല്ലാം ഒരു വ്യക്തി എന്ന നിലയിൽ നമ്മിലെ പരാജയമെന്നേ പറയാൻ സാധിക്കൂ. സ്വന്തം വ്യക്തിത്വത്തിൽ നാം പോലും അറിയാതെ ഒളിഞ്ഞു കിടക്കുന്ന അതിസൂക്ഷമവും സ്ഥൂലവുമായ ഗുണഗണങ്ങളിലും അപര്യാപ്തകളിലും വരെ ശ്രദ്ധചെന്ന് പതിക്കുമ്പോൾ അവിടെ ഒരു ആത്മപരിവർത്തനത്തിനുള്ള സാധ്യതകൾക്കായ് വഴി തുറക്കപ്പെടുകയാണ്. നമുക്ക് മറ്റുള്ളവരോട് ചെയ്യുമ്പോൾ ചിലപ്പോൾ ചെറുതെന്ന് തോന്നുന്നത് അവരുടെ ഹൃദയത്തെ എത്രത്തോളം മുറിവേല്പിക്കുന്നതാണെന്നും കൂടെ ചിന്തിക്കാൻ കഴിയണം. തിരിച്ച് ഒരാൾ നമ്മോട് ചെയ്യുമ്പോൾ നമുക്ക് ഫീൽ ചെയ്യുന്നതും ഓർക്കാം. സ്വന്തം ഗുണങ്ങൾ ചെറുതായാൽ പോലും ആളുകൾക്കും മറ്റുള്ളവർക്കും ഉപകരിക്കപ്പെടുന്ന രീതിയിൽ അവയെ മെച്ചപ്പെടുത്തിയെടുക്കണം. അതിന് ആത്മബോധം തന്നെ വേണം. എവിടെ, എപ്പോൾ, ആരോട്, എങ്ങനെ പെരുമാറണം തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാതെ കൊണ്ടുനടക്കേണ്ടത് എങ്ങനെയാണ്. സമൂഹത്തിനോ മറ്റുള്ളവർക്കോ വേണ്ടിയല്ല താൻ നന്നാവേണ്ടത്, അവനവന് വേണ്ടി തന്നെയാവണം എന്ന ബോധമൊക്കെ ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കും. മനസ്സിനൊരു ഭാഷയുണ്ട് ഒരാൾ അയാളോട് തന്നെ നിരന്തരം ആശയവിനിമയങ്ങളും തർക്കങ്ങളും ആശയസംവാദങ്ങളും നടത്തികൊണ്ടിരിക്കുന്നുണ്ട്. ഉള്ളിൽ പലപ്പോഴും ശരിയും തെറ്റും തമ്മിലുള്ള സംഘട്ടനങ്ങളും നടക്കുന്നുണ്ട്. എങ്കിലും അന്തിമ തീരുമാനങ്ങൾ എടുക്കുന്നത് നമ്മൾ തന്നെയാണെന്ന് ഓർക്കുക. അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുന്നതും. ഒരിക്കലും യുക്തിരഹിതമോ, അവിവേകമോ, ബുദ്ധിശൂന്യതയോ ആയിപ്പോകരുത് അത്. Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ ആർക്കായാലും അയാളുടെ ചിന്തകളിൽ വ്യക്തത വരുമ്പോഴും പറയുന്ന വാക്കുകളുടെയും ചെയ്യുന്ന കർമ്മങ്ങളുടെയും ഉദ്ദേശശുദ്ധിയിൽ പലപ്പോഴും ഉണ്ടായേക്കാവുന്ന അവ്യക്തതകളെല്ലാം നീങ്ങി സംശയങ്ങൾക്ക് ഇടയില്ലാതെ മുന്നേറാൻ കഴിയൂമ്പോഴാണ് നല്ലൊരു വ്യക്തിത്വം രൂപപ്പെടുന്നത്. വ്യക്തത എങ്ങനെ ഉണ്ടാവും എന്നോർത്ത് വല്ലാതെ ആശങ്കപെടേണ്ടതോന്നുമില്ല. ചിന്തകളെ അല്പമൊന്ന് സ്വതന്ത്രമാക്കാൻ കഴിഞ്ഞാൽ മതി. തനിയ്ക്ക് വേണ്ടി ചിന്തിക്കാൻ ഉപയോഗിക്കുന്ന അതെ തുലാസിൽ വെച്ച് തന്നെ മറ്റുള്ളവരെക്കുറിച്ചും കൂടെ ചിന്തിക്കാൻ കഴിഞ്ഞാൽ മതി. നീതി, യുക്തി, വിവേകം ഇവയ്ക്ക് സ്ഥാനമില്ലാത്ത ചിന്തകൾ പരമാവധി ഒഴിവാക്കണം. മാനവികതയിലൂന്നിയ ചിന്തകൾക്ക് കൂടുതൽ സ്ഥാനം നൽകുമ്പോൾ ഒരു മനുഷ്യൻ ചിന്തിക്കുന്നതും അയാളെ നയിക്കുന്നതും നേർമാർഗ്ഗത്തിലൂടെ തന്നെയാവും. അങ്ങനെ നന്മയും സത്യവും ധർമ്മവും കാത്ത് സൂക്ഷിക്കാൻ പര്യാപ്തമാവുകയാണ് ആ വ്യക്തി. ധാർമ്മികനാവുക, മൂല്യാധിഷ്ഠിതവും അർത്ഥപൂർണ്ണവുമായ ജീവിതം നയിക്കുക എന്നതാണ് വ്യക്തിത്വംകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടിക്കാലത്ത് മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോകുന്ന, തറച്ചുപോകുന്ന, മനസ്സിനെ അത്യധികം സ്പർശിച്ചതോ, വൃണപ്പെടുത്തിയതോ ആയ പല കാര്യങ്ങളും പിന്നീട് ഒരിക്കലും മായ്ക്കാൻ പറ്റാത്ത വിധം മായാതെ കിടക്കുന്നുണ്ടാവും പലരിലും. ഒരു മുറിവേറ്റ കുട്ടി (a wounded child) നമ്മളിൽ പലരിലും കാണും എന്നാണ് പറയപ്പെടുന്നത്. എത്ര പരിശ്രമിച്ചാലും ചിലർക്കൊന്നും ഒരിക്കലും അതിൽ നിന്ന് മുക്തരാവൻ കഴിയാറില്ല. ഒരു കൗണ്സിലറായാൽ പോലും ഒരു പരിധിയുണ്ട്. അതിനാൽ അച്ഛൻമമ്മാർ ശ്രദ്ധിക്കുക. കുഞ്ഞിന്റെ മനോഭാവം അല്ലെങ്കിൽ ചിന്താഗതി പോസിറ്റീവും അവന്റെ/അവളുടെ നല്ല ശോഭനമായൊരു ഭാവിയ്ക്ക് ഉതകുന്നതും ആവാൻ അവർക്ക് കൃത്യമായ ഗൈഡൻസ് നിർബ്ബന്ധമായും കൊടുത്തിരിക്കണം. കുഞ്ഞുനാളിൽ നേരിടേണ്ടിവരുന്ന ചില കടുത്ത അനുഭവങ്ങൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും. എന്നാൽ രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകൾ ഉണ്ടെങ്കിൽ എല്ലാം ശുഭപര്യവാസിയായി മാറും. അതേപോലെ നിനക്ക് ഇന്നത് കഴിയില്ല നീ പെണ്ണാണ്, ഇന്നതൊനും നിനക്ക് പറഞ്ഞതല്ല നീ ആൺകുട്ടിയാണ് എന്നൊന്നും പറഞ്ഞു കുട്ടികളെ വളർത്തരുത്. ആദിമ മനുഷ്യർ ജീവിച്ചിരുന്നത് മൃഗങ്ങളെ വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചും മറ്റുമായിരിന്നു. പുരുഷൻ ബാഹ്യലോകത്ത് ആഹാരം തേടി കാട്ടിനുളിലേയ്ക്ക് വന്യമൃഗങ്ങളെ വേട്ടയാടാൻ പോകുമ്പോൾ സിത്രീകൾ കുഞ്ഞുങ്ങളെയും വീടും പരിസരവും പരിപാലിക്കുന്നതിൽ മുഴുകി. ഇതാണ് പുരാതനകാലം മുതലേ പിന്തുടർന്ന് പോരുന്ന രീതി. ഇന്ന് കാലം മാറി. ആ കാലഘട്ടത്തിൽ നിന്നൊക്കെ മനുഷ്യർ എത്രയോ മുമ്പോട്ട് പോന്നു. ഇന്ന് അടുക്കളയിലും അരംഗത്തും സ്ത്രീകൾ സ്വന്തം പ്രാധിനിത്യം ഉറപ്പിച്ചു കഴിഞ്ഞു. അതേപോലെ സ്ത്രീകളെപ്പോലെ തന്നെ പാചകവും, കുഞ്ഞുങ്ങളെയും വീട് പരിപാലവും ഞങ്ങൾക്കും വഴങ്ങുമെന്ന് പുരുഷനും തെളിയിച്ചു കഴിഞ്ഞു. സ്ത്രീകളിൽ അല്പം പുരുഷ ഹോർമോണും പുരുഷനിൽ അല്പം സ്ത്രീ ഹോർമോണും ഉണ്ടെന്നതും ശാസ്ത്രീയപരമായി തെളിയിക്കപ്പെട്ട ഒരു കാര്യമല്ലേ. എല്ലാം പ്രകൃതിയുടെ മുൻകരുതൽ ആവാം. ഇന്ന് പൊതുഇടങ്ങളിൽ സ്ത്രീ പുരുഷൻ എന്ന വിവേചനം പോലും പിന്തിരിപ്പൻ ചിന്താഗതിയായി ആളുകൾ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാവരെയും മനുഷ്യരായും, വ്യക്തികളായും കണ്ടുകൊണ്ട് റെസ്പെക്ട് നൽകി സ്വീകരിക്കാം. കൊച്ചുകുട്ടികൾ പോലും അത് അർഹിക്കുന്നു. മനുഷ്യർ എന്നും, ചിന്താഗതികൊണ്ടും കാഴ്ചപ്പാടുകൾകൊണ്ടും നിലപാടുകൊണ്ടും ആവണം പരിഷ്ക്കരിക്കേണ്ടത്. തോന്നുന്ന പോലെ എന്തും ചെയ്യാനുള്ളതാവരുത് സ്വാതന്ത്ര്യം. വ്യക്തിപരമായ അവകാശങ്ങൾ നേടാനും നടപ്പിലാക്കാനുമുള്ളതാണ് സ്വാതന്ത്ര്യം. കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്. മുസ്‌ലിം യുവാക്കളെ ഭീകരതയുടെ പേരില്‍ വേട്ടയാടുമ്പോള്‍ പായല്‍ തഡ്‌വി ഉയര്‍ത്തുന്ന ചോദ്യം ചെറുതല്ല തലശ്ശേരിയിലെ ബി.ജെ.പി വിദ്വേഷ പ്രകടനം: പൊലിസ് കേസെടുത്തു രാജ്യദ്രോഹക്കുറ്റങ്ങള്‍ ഭരണകൂടം പ്രസാദം പോലെ വിതരണം ചെയ്യുന്നു: സ്വര ഭാസ്‌കര്‍ സൗദി അറേബ്യയിലും ആദ്യ ഒമിക്രോണ്‍ വൈറസ് കണ്ടെത്തി National Pollution Control Day ദേശീയ മലിനീകരണ നിയന്ത്രണ ദിനം; പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ KSRTC സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി MGNREGA തമിഴ്‌നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നത് 'മരിച്ചവരും 11 ലക്ഷം രൂപയുടെ തട്ടിപ്പിനെതിരെ പരാതി അവസാന വർഷ പരീക്ഷ നടത്താത്തിനാൽ വലയുന്നത് 6500ഓളം വരുന്ന ബി.എസ്. സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികൾ; രണ്ട് വർഷമായി പരീക്ഷയും ഫലവും ഇല്ലാത്തതിനാൽ ആരോഗ്യമേഖലയിൽ സേവനം ചെയ്യാനും കഴിയുന്നില്ല; ലോകം മുഴുവൻ നഴ്സുമാരെ തേടവെ കേരളത്തിലെ ചെറുപ്പക്കാർക്ക് അവസരം നഷ്ടമാകുന്നത് അധികാരികളുടെ പിടിപ്പുകേട് മൂലം – Media Mangalam അവസാന വർഷ പരീക്ഷ നടത്താത്തിനാൽ വലയുന്നത് 6500ഓളം വരുന്ന ബി.എസ്. സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികൾ; രണ്ട് വർഷമായി പരീക്ഷയും ഫലവും ഇല്ലാത്തതിനാൽ ആരോഗ്യമേഖലയിൽ സേവനം ചെയ്യാനും കഴിയുന്നില്ല; ലോകം മുഴുവൻ നഴ്സുമാരെ തേടവെ കേരളത്തിലെ ചെറുപ്പക്കാർക്ക് അവസരം നഷ്ടമാകുന്നത് അധികാരികളുടെ പിടിപ്പുകേട് മൂലം കോവിഡ് രണ്ടാംഘട്ടവും രൂക്ഷമായതോടെ 6500ഓളം വരുന്ന ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അവസാന വര്‍ഷ പരീക്ഷ പൂര്‍ത്തീകരിക്കാനാകാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. 2019 ൽ കോളേജുകളിൽ നിന്ന് പാസ്സായ വിദ്യാർത്ഥികൾ അവസാന വർഷ പരീക്ഷ നടക്കാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. അധികൃതരുടെ അനാസ്ഥമൂലം വിദ്യർത്ഥികളുടെ ഭാവിയാണ് ഇവുടെ ചോദ്യചിഹ്നമായി മാറുന്നത്. കേരള ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവയുടെ കീഴിലുള്ള വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ചാണ് അധികൃതര്‍ ഇപ്പോള്‍ പന്താടുന്നത്. കഴിഞ്ഞ 8-9 മാസക്കാലമായി പരീക്ഷ നടത്തണം എന്ന ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതരെ സമീപിക്കുന്നുണ്ടങ്കിലും അനുകൂലമായ ഒരു നിലപാടെടുക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും അവസാന വര്‍ഷ ബിഎസ്സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞവര്‍ഷം തന്നെ നടത്തിയിരുന്നു. എന്നാല്‍ കേരള ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ മാത്രം പരീക്ഷകള്‍ നടത്താതെ നീട്ടി വെയ്യ്ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷ നടന്ന വിവരം ശ്രെദ്ധയില്‍പ്പെടുത്തിയതിന്റെ ഭാഗമായി പ്രാക്ടിക്കല്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് വിദ്യാര്‍ത്ഥികള്‍ കോവിഡ് പശ്ചാത്തലത്തിലും അത് പൂര്‍ത്തികരിക്കുകയും ചെയ്തു. ഏപ്രില്‍ മാസത്തില്‍ പരീക്ഷ നടത്താന്‍ യൂണിവേഴ്‌സിറ്റി തീരുമാനം എടുത്തിരിന്നങ്കിലും ഗവര്‍ണ്ണറുടെ ഇടപെടലിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. ഒടുവില്‍ അവസാന വര്‍ഷ പരീക്ഷ നടത്തിപ്പിന് പ്രത്യേക അനുമതി നല്‍കി എങ്കിലും സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പരീക്ഷ വീണ്ടും മാറ്റിവയ്ക്കുകയും ചെയ്യ്തു. ആരോഗ്യസര്‍വകലാശാല ഇതുവരെ 5 തവണയാണ് പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിഷയത്തിന്റെ പരീക്ഷയാണ് ഇത്രയും ടൈം ടേബിള്‍ വന്നെങ്കിലും നടന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പുതുക്കിയ തീയതി പോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല, വിദ്യാര്‍ത്ഥികള്‍ക് ഒരു പരീക്ഷ പോലും നടന്നിട്ടുമില്ല. നിലവിലുള്ള കോവിഡ് സാഹചര്യം പരിഗണിച്ചാല്‍, നേഴ്‌സ്മാരുടെ സേവനം ഏറ്റവും കൂടുതല്‍ ആവശ്യമായ സമയമാണിത്. കോവിഡ് ഡ്യൂട്ടി, വാക്സിനേഷന്‍ ഡ്യൂട്ടി, തുടങ്ങിയ ഒട്ടനവധി സേവനം നല്‍കാന്‍ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക് അവസരമൊരുക്കുന്നതിനു പകരം. യാതൊരു പരിഗണനയും നല്‍കാതെ മാറ്റി നിര്‍ത്തലിന്റെ അവസ്ഥയിലെക്ക് മാറ്റിയിരിക്കുകയാണ്. നിലവില്‍ പരീക്ഷ നടത്തതിനാല്‍ CFLTC, ഡോമിസിലറി സ്ഥാപനങ്ങളിലൊന്നുംവിദ്യര്‍ത്ഥികള്‍ക്ക് സേവനം ചെയ്യാന്‍ കഴിയാതെ വരികയും, ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇതിനായി സജ്ജരായിരിക്കുകയും ആണ്. കോഴ്‌സ് പൂര്‍ത്തീകരിക്കേണ്ട സമയം അതിക്രമിച്ചതിനാല്‍ മാനസിക സംഘര്‍ഷവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുകയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും. തങ്ങളുടെ മക്കളെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹത്തോടെ കടം വാങ്ങിയും വിദ്യാഭ്യാസ വായ്പ എടുത്തും ആണ് ഒട്ടുമിക്ക മാതാപിതാക്കളും മക്കളെ പഠിപ്പിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇത്രയും കുടുംബങ്ങളും മാനസിക -സാമ്പത്തിക പ്രയാസം നേരിടുകയാണ്. ഇന്ധന വിലയിൽ ഇന്ന് വീണ്ടും വർധന; ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയും വർധിച്ചു വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന;ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് പുതിയാപ്പയിൽ തീപൊള്ളലേറ്റ് യുവതി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ ഇടഞ്ഞ ആനയുടെ കാലുകൾ കിണറ്റിൽ കുടുങ്ങി; ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും പരിക്ക് വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നാൽ പണി കിട്ടുക മുസ്ലീം ലീഗിന്; മലബാറിലെ മുസ്ലീം സമുദായത്തിനിടയിലുള്ള ലീഗ് ആധിപത്യത്തിന് അന്ത്യം കുറിക്കാനുറച്ച് സിപിഎം; കുഞ്ഞാപ്പക്കും കൂട്ടർക്കും ശനിദശ തന്നെ ‘വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല’; മുസ്‌ലിം ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു ഞായറാഴ്ച മുതൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്ത് പ്രവേശിക്കും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരികെയെത്തി കാമുകനെ കാണാൻ ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കി യാത്രിക; യുഎസും റഷ്യയും തമ്മിലുള്ള യുദ്ധം അങ്ങ് ബഹിരാകാശത്തും തിരികൊളുത്തി ഗവൺമെന്റ് ഹൈസ്ക്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവം; പ്രതികളായ 5 വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു അമ്മയ്ക്ക് കൃത്യമായ നിർദേശം നൽകിയില്ല; തന്റെ രോഗത്തിന്റെ ഉത്തരവാദിത്തം ഡോക്ടർക്ക്; അമ്മ ഗർഭിണിയായിരുന്ന സമയത്ത് പരിചരിച്ച ഡോക്ടർക്കെതിരെ കേസ് നൽകി മകൾ ‘വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല’; മുസ്‌ലിം ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു ഞായറാഴ്ച മുതൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്ത് പ്രവേശിക്കും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരികെയെത്തി കാമുകനെ കാണാൻ ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കി യാത്രിക; യുഎസും റഷ്യയും തമ്മിലുള്ള യുദ്ധം അങ്ങ് ബഹിരാകാശത്തും തിരികൊളുത്തി ഗവൺമെന്റ് ഹൈസ്ക്കൂളിൽ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച സംഭവം; പ്രതികളായ 5 വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു അമ്മയ്ക്ക് കൃത്യമായ നിർദേശം നൽകിയില്ല; തന്റെ രോഗത്തിന്റെ ഉത്തരവാദിത്തം ഡോക്ടർക്ക്; അമ്മ ഗർഭിണിയായിരുന്ന സമയത്ത് പരിചരിച്ച ഡോക്ടർക്കെതിരെ കേസ് നൽകി മകൾ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം രാജസ്ഥാൻ റോയൽസിന് എതിരെ വൻ വിജയം; പ്ലേഓഫ് ഉറപ്പിച്ച് കൊൽക്കത്ത; പ്ലേ ഓഫിൽ കയറി കൂടാൻ മുംബൈക്ക് വേണ്ടത് 175 റൺസിന്റെ വിജയം ഷാർജ: രാജസ്ഥാൻ റോയൽസിന് എതിരെ വൻ വിജയം നേടി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഇതോടുകൂടി കൊല്‍ക്കത്തയുടെ പ്ലേഓഫ് കടക്കുന്നതിന്റെ സാധ്യത വർധിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന… ഷാർജ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഷാർജ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ… ഷാർജ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ നിർണ്ണായക മത്സരത്തിൽ രാജസ്ഥാനെതിരെ മുംബൈ ബൗളിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകൾക്കും നിർണ്ണായകമായ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ മുംബൈ ടൂർണമെന്റിൽ നിന്ന്… ഷാർജ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇരു ടീമുകൾക്കും നിർണ്ണായകമായ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ… ദുബായ് ഇരു ടീമുകൾക്കും ഏറെ നിർണായകമായ മത്സരത്തിൽ ബാംഗ്ലൂരിന് രാജസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം. ഈ തോൽവിയോടെ പ്ലേ ഓഫിലേക്ക് കടക്കാനുള്ള രാജസ്ഥാന്റെ പ്രതീക്ഷകൾ കൂടുതൽ… ദുബായ് ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട്… ഐപിഎൽ; റോയിയും വില്യംസണും തിളങ്ങി; ഹൈദരാബാദിന് തകർപ്പൻ ജയം ദുബായ് ഹൈദരാബാദിനായി അരങ്ങേറ്റ മത്സരം കളിച്ച ഇംഗ്ലണ്ട് താരം ജേസൺ റോയിയും നായകൻ കെയ്ൻ വില്യംസണും മുന്നിൽ നിന്ന് നയിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ സൺ റൈസേഴ്സ്… അബുദാബി ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടും. അബുദാബി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം ഇന്ത്യൻ… ദുബായ് അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ രണ്ടു റണ്ണിന് കീഴടക്കി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക്… പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം; ജന്മദിനത്തിൽ ഗെയിലിനെ തഴഞ്ഞ് പഞ്ചാബ് ദുബായ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021ലെ 32ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിന്റെ വെടിക്കെട്ട്… വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നാൽ പണി കിട്ടുക മുസ്ലീം ലീഗിന്; മലബാറിലെ മുസ്ലീം സമുദായത്തിനിടയിലുള്ള ലീഗ് ആധിപത്യത്തിന് അന്ത്യം കുറിക്കാനുറച്ച് സിപിഎം; കുഞ്ഞാപ്പക്കും കൂട്ടർക്കും ശനിദശ തന്നെ ‘വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല’; മുസ്‌ലിം ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു ഞായറാഴ്ച മുതൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്ത് പ്രവേശിക്കും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരികെയെത്തി കാമുകനെ കാണാൻ ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കി യാത്രിക; യുഎസും റഷ്യയും തമ്മിലുള്ള യുദ്ധം അങ്ങ് ബഹിരാകാശത്തും തിരികൊളുത്തി ഇടഞ്ഞ ആനയുടെ കാലുകൾ കിണറ്റിൽ കുടുങ്ങി; ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും പരിക്ക് വഖഫ് റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നാൽ പണി കിട്ടുക മുസ്ലീം ലീഗിന്; മലബാറിലെ മുസ്ലീം സമുദായത്തിനിടയിലുള്ള ലീഗ് ആധിപത്യത്തിന് അന്ത്യം കുറിക്കാനുറച്ച് സിപിഎം; കുഞ്ഞാപ്പക്കും കൂട്ടർക്കും ശനിദശ തന്നെ ‘വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല’; മുസ്‌ലിം ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു ഞായറാഴ്ച മുതൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച ആന്ധ്രാ തീരത്ത് പ്രവേശിക്കും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരികെയെത്തി കാമുകനെ കാണാൻ ബഹിരാകാശ പേടകത്തില്‍ ദ്വാരമുണ്ടാക്കി യാത്രിക; യുഎസും റഷ്യയും തമ്മിലുള്ള യുദ്ധം അങ്ങ് ബഹിരാകാശത്തും തിരികൊളുത്തി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്, 13 മരണം, 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. – NavaKerala News കോണ്‍ഗ്രസിനോട് പക പോക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നു: നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് പെരിയ ഇരട്ടക്കൊലപാതകം: നികുതിപ്പണം മുടക്കി കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി ലൈഫ് പദ്ധതിയില്‍ വാക്ക് പാലിക്കാനാകാതെ പിണറായി സര്‍ക്കാര്‍ പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് പ്രതിസന്ധിയിലേക്ക് കാമുകനെ മയക്കിക്കിടത്തി കാമുകി പണവും വീട്ടുപകരണങ്ങളുമായി മുങ്ങി ചാര്‍ജ് വര്‍ധനയിലൂടെ കോടികള്‍ കൊയ്യാന്‍ ടെലികോം കമ്പനികള്‍ Home/Covid/കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്, 13 മരണം, 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്, 13 മരണം, 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കേരളത്തിൽ 1725 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90 ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75 ആഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69 കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38 ആഗസ്റ്റ് 10ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55 ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42 മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65 തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58 കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47 ആഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76 ആഗസ്റ്റ് 14 ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75 ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 435 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 285 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 144 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 124 പേര്‍ക്കും, എറണാകുളം 123 ജില്ലയിലെ പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 122 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 90 പേര്‍ക്കും, കോട്ടയം ജില്ലയിലെ 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 61 പേര്‍ക്കും, കൊല്ലം ജില്ലയിലെ 45 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 33 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 15, കണ്ണൂര്‍ ജില്ലയിലെ 5, തൃശൂര്‍, മലപ്പുറം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിലെ 270 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 170 പേരുടേയും, മലപ്പുറം ജില്ലയിലെ 130 പേരുടേയും, ആലപ്പുഴ ജില്ലയിലെ 110 പേരുടേയും, കൊല്ലം ജില്ലയിലെ 89 പേരുടേയും, കോഴിക്കോട് ജില്ലയിലെ 76 പേരുടേയും, എറണാകുളം ജില്ലയിലെ 63 പേരുടേയും, പാലക്കാട് ജില്ലയിലെ 53 പേരുടേയും, കോട്ടയം ജില്ലയിലെ 46 പേരുടേയും, തൃശൂര്‍ ജില്ലയിലെ 42 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 32 പേരുടേയും, കണ്ണൂര്‍ ജില്ലയിലെ 22 പേരുടേയും, ഇടുക്കി ജില്ലയിലെ 15 പേരുടേയും, വയനാട് ജില്ലയിലെ 13 പേരുടേയും, ഇതോടെ 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇന്ന് 24 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13 പെരുവമ്പ (12 പുതൂര്‍ (10 തൃക്കടീരി (3 അമ്പലപ്പാറ (5 എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13 അങ്കമാലി (13 (സബ് വാര്‍ഡ് 14 കൂത്താട്ടുകുളം (13, 16 പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8 മുള്ളൂര്‍ക്കര (3 താന്ന്യം (1 ആതിരപ്പള്ളി (6 വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12 മീനങ്ങാടി (സബ് വാര്‍ഡ് 2 തിരുനെല്ലി (8, 9, 11, 12, 14 കണ്ണൂര്‍ ജില്ലയിലെ പാട്യം (15 എരഞ്ഞോളി (9 കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18 കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14 ചേമഞ്ചേരി (4 കോട്ടയം ജില്ലയിലെ പാറത്തോട് (16 മുളക്കുളം (1 തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14 മുഹമ്മ (15 ആറാട്ടുപുഴ (12 ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23 കാവാലം (1, 2, 3, 4 5, 6, 7, 8, 9 കൃഷ്ണപുരം (4 നൂറനാട് (9, 11 പുലിയൂര്‍ (1 താമരക്കുളം (1, 2, 6(സബ് വാര്‍ഡ് 7, 9 വള്ളിക്കുന്നം (3 തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13 ചൂണ്ടല്‍ (11 വള്ളത്തോള്‍ നഗര്‍ (13 കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14 മൈലം (11, 13, 15, 16 എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9 കീഴുമാട് (7 പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11 എളവഞ്ചേരി (9, 10, 11 പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7 പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോണ്‍ഗ്രസിനോട് പക പോക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നു: നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് പെരിയ ഇരട്ടക്കൊലപാതകം: നികുതിപ്പണം മുടക്കി കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി ലൈഫ് പദ്ധതിയില്‍ വാക്ക് പാലിക്കാനാകാതെ പിണറായി സര്‍ക്കാര്‍ കോണ്‍ഗ്രസിനോട് പക പോക്കാന്‍ പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നു: നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് പെരിയ ഇരട്ടക്കൊലപാതകം: നികുതിപ്പണം മുടക്കി കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി ലൈഫ് പദ്ധതിയില്‍ വാക്ക് പാലിക്കാനാകാതെ പിണറായി സര്‍ക്കാര്‍ ഖുർആൻ ഒളിവിൽ കൊണ്ടുവരേണ്ട സാധനമല്ല, അത് മതവിശ്വാസികളോടുള്ള അനീതി,കുഞ്ഞാലിക്കുട്ടി കണ്ണാന്തറ വെളളാന്തറ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് പ്രതിസന്ധിയിലേക്ക് കാമുകനെ മയക്കിക്കിടത്തി കാമുകി പണവും വീട്ടുപകരണങ്ങളുമായി മുങ്ങി കാമുകനെ മയക്കിക്കിടത്തി കാമുകി പണവും വീട്ടുപകരണങ്ങളുമായി മുങ്ങി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നു: നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് പെരിയ ഇരട്ടക്കൊലപാതകം: നികുതിപ്പണം മുടക്കി കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് തിരിച്ചടി ലൈഫ് പദ്ധതിയില്‍ വാക്ക് പാലിക്കാനാകാതെ പിണറായി സര്‍ക്കാര്‍ പെരിയ ഇരട്ടക്കൊലക്കേസ്: അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് പ്രതിസന്ധിയിലേക്ക് കാമുകനെ മയക്കിക്കിടത്തി കാമുകി പണവും വീട്ടുപകരണങ്ങളുമായി മുങ്ങി ചാര്‍ജ് വര്‍ധനയിലൂടെ കോടികള്‍ കൊയ്യാന്‍ ടെലികോം കമ്പനികള്‍ കേരളത്തില്‍ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ വല്യേട്ടന്‍ ചമയുന്ന സിപിഎമ്മിന് കണ്ണൂരില്‍ പണികൊടുത്ത് സിപിഐ ജനനി ജന്മരക്ഷ പദ്ധതിയുടെ ആനുകൂല്യമില്ല; അവഗണനയുടെ അഗാധഗര്‍ത്തത്തില്‍ അട്ടപ്പാടി വിഭാഗീയത സംഘര്‍ഷമായി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ തല്ലിപ്പൊളിച്ചു പത്തടിപ്പാലത്ത് മെട്രോ പില്ലറില്‍ കാര്‍ ഇടിച്ച് യുവതി മരിച്ചു മുല്ലപ്പെരിയാര്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; വീടുകളില്‍ വെള്ളം കയറുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ട് ഇടപ്പള്ളിയിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം വീട്ടില്‍ ബീഫ് കയറ്റാറില്ലെന്ന് കൃഷണകുമാര്‍,അമ്മയുണ്ടാക്കിയ ബീഫ് വരട്ടിയത് ഷെയര്‍ ചെയ്ത് മകള്‍ അഹാന കാക്കനാട്ടില്‍ ഹോട്ടല്‍ സംരംഭകയ്ക്കു നേരെ ആക്രമണം കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അപകടമല്ല, കൊലപാതകം. വീട്ടില്‍ ബീഫ് കയറ്റാറില്ലെന്ന് കൃഷണകുമാര്‍,അമ്മയുണ്ടാക്കിയ ബീഫ് വരട്ടിയത് ഷെയര്‍ ചെയ്ത് മകള്‍ അഹാന കാക്കനാട്ടില്‍ ഹോട്ടല്‍ സംരംഭകയ്ക്കു നേരെ ആക്രമണം കരിപ്പൂരിലുണ്ടായ വിമാന ദുരന്തം അപകടമല്ല, കൊലപാതകം. ഇടവകയിലെ വീട്ടമ്മയുമായി കൊച്ചച്ചന്‍ നാടുവിട്ടു…പ്രതിഷേധവുമായി വിശ്വാസികള്‍ ലോകത്തെ ആദ്യ കോവിഡ് വാക്സിന്‍ ഇന്ത്യയിൽ നിന്ന് ആഗസ്റ്റ് 15 ന് വൈറസിനെ തളക്കാനിറങ്ങും. ന്യൂഡല്‍ഹി: അയോധ്യ പ്രശ്നപരിഹാരത്തിന് മധ്യസ്ഥനായി സ്വയം രംഗത്തിറങ്ങിയ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച രവിശങ്കര്‍ അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. 20 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇൗ വിഷയത്തില്‍ കക്ഷിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഒത്തുതീര്‍പ്പിനെ സ്വാഗതം ചെയ്യും; കോടതിവിധി മാനിക്കും. അതേസമയം, രവിശങ്കറുടെ ഉദ്യമത്തില്‍ വിവിധ മുസ്ലിം സംഘടനകള്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡുമായി അദ്ദേഹം ബന്ധപ്പെട്ടിേട്ടയില്ലെന്ന് ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി പറഞ്ഞു. 12 വര്‍ഷം മുമ്ബും രവിശങ്കര്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. അതിനൊടുവില്‍ അദ്ദേഹം പറഞ്ഞത് ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമി കൈമാറാനാണ്. ഇപ്പോള്‍ എന്തു പുതിയ ഒത്തുതീര്‍പ്പാണ് മുന്നോട്ടുവെക്കാനുള്ളതെന്ന് വലി റഹ്മാനി ചോദിച്ചു. മുസ്ലിംകളുടെ അവകാശവാദം തള്ളിക്കളയാനല്ലാതെ മറ്റെന്തെങ്കിലും നിര്‍ദേശം രവിശങ്കറിനുണ്ടോ എന്നു കണ്ടിട്ടാകാം അടുത്ത നടപടിയെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജീലാനി പറഞ്ഞു. രവിശങ്കറെ വി.എച്ച്‌.പി പോലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. കോടതി തെളിവുകള്‍ പരിേശാധിച്ചു തീര്‍പ്പാക്കാനിരിക്കേ, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അര്‍ഥമില്ലെന്ന് വി.എച്ച്‌്.പി മാധ്യമ വിഭാഗം നേതാവ് ശരത് ശര്‍മ പറഞ്ഞു. പുരാവസ്തു തെളിവുകള്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളി-അമ്ബല തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുമെന്ന് യു.പി ഗവര്‍ണര്‍ രാംനായിക് പ്രത്യാശിച്ചു. വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ ഇത്തരം കൂടിയാലോചനകള്‍ സഹായിക്കും. എന്നാല്‍, സുപ്രീംകോടതി വിധിയാണ് എല്ലാറ്റിനും ഉപരിയായി നില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജീവനകലയുടെ ആചാര്യന്‍ രവിശങ്കര്‍ ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.. തോമസ് ചാണ്ടിയുടെ രാജി സിപിഐ – സിപിഎം ബന്ധം ഉലയുന്നു കേന്ദ്ര നയങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി നാളെ ബി.എം.എസ്. പാര്‍ലമെന്റ് മാര്‍ച്ച്‌ ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി പിണറായി സർക്കാർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ്… ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു ഈ സുവിശേഷത്തിൽ, വംശീയവും അനുരഞ്ജനം ന് ERLC സമ്മിറ്റ് വരെയുള്ള യാത്ര സംസാരിക്കുന്നു. താഴെ ആ സന്ദേശത്തിൽ നിന്ന് കയ്യെഴുത്തുപ്രതി ആണ്. ഇന്ന് വൈകുന്നേരം, ഞാൻ millennials, വംശീയവും അനുരഞ്ജനത്തിന്റെ പറയാൻ ആവശ്യപ്പെട്ടു ഞങ്ങൾ. ഞാൻ ഇവിടെ നിൽക്കുന്നത് ദൈവത്തിൻറെ സഭയിൽ ഐക്യം നേരെ ഈ അത്ഭുതകരമായ ശ്രമത്തിന്റെ ഭാഗമായി സേവിക്കാനുള്ള പദവി മടിക്കേണ്ടതില്ല. പോലെ വേദഗ്രന്ഥം എന്തു വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടോ? യാത്രയുടെ പുതിയ പുസ്തകത്തിൽ, ഉദയം, അവൻ ഈ തലമുറ പ്രസക്തമായ കാര്യങ്ങൾ എഴുതാൻ ശ്രമിച്ചു. അവൻ അധ്യായങ്ങളിൽ ചില സഞ്ചരിക്കുന്നു, ഉള്ളടക്കം ഒരു ലഘുതിരനോട്ടം നൽകുന്നു കാണുക. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും അതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയാസ്പദമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പതിനഞ്ച് മാസം നീണ്ടുനിന്ന കര്‍ഷകരുടെ സമരപോരാട്ടാ വീര്യത്തിന് മുന്നില്‍ ഫാസിസ്റ്റ് സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു.പഞ്ചാബ്,യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ യുടേണിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച കര്‍ഷദ്രോഹ കരിനിയമത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നത് ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയുള്ള സഹനസമരത്തെ തുടര്‍ന്നാണ്. പലപ്പോഴും കര്‍ഷ സമരത്തെ തകര്‍ക്കാനും അടിച്ചമര്‍ത്താനും മോദിയും ബിജെപിയും ശ്രമിച്ചു. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ സമരമായിരുന്ന കര്‍ഷക പ്രക്ഷോഭം. കോവിഡ് ഭീഷണിയും കടുത്ത ശൈത്യവും കൊടുംചൂടും മലിനവായുവും സൃഷ്ടിച്ച അത്യന്തം പ്രതികൂലമായ അവസ്ഥയിലും സഹനശക്തിയോടെ തെരുവില്‍ക്കിടന്ന് കര്‍ഷകര്‍ പൊരുതി നേടിയ സമരം വിജയത്തിന് സമാനതകള്‍ ഇല്ലാത്തതാണ്. ബിജെപിയും മോദിയും ഉയര്‍ത്തുന്ന ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകള്‍ ജനങ്ങളുടെ സംഘടിത ശക്തിക്ക് മുന്നില്‍ തകര്‍ന്നടിയുമെന്നതിന് തെളിവാണ് കര്‍ഷകരുടെ ഐതിഹാസിക സമരപോരാട്ടം എന്നും ഹസ്സന്‍ പറഞ്ഞു. മകനെ കൊലപ്പെടുത്തിയ ആളെ പട്ടാപ്പകൽ നടുറോഡിലിട്ട് പിതാവ് വെട്ടിക്കൊന്നു പെണ്ണും പൊന്നും-ബാസിമ സി എം കവിത വായിക്കാം ഇടുക്കി: ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിൽ തുറന്ന ഷട്ടർ അടച്ചു. 40 സെൻറിമീറ്റർ ഉയർത്തിയ മൂന്നാം നമ്പർ ഷട്ടറാണ് പ്രദീപിന്റെ മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും, പൊലിഞ്ഞത് നാടിനോടുള്ള കരുതൽ തൃശൂർ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് കാരണമാക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് ഉജ്ജ്വലം പദ്ധതി പ്രകാരമുള്ള പഠനസഹായി വിതരണം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്ത്ത്നങ്ങള്‍ മാതൃകാപരം ജെ.ചിഞ്ചുറാണി. കേരളത്തിന്റെ തെക്കുഭാഗത്ത് തലസ്ഥാനജില്ലയായ തിരുവനന്തപുരത്തോട് ചേര്‍ന്നുകിടക്കുന്ന ജില്ലയാണ് കൊല്ലം. കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനവും, വടക്കുഭാഗത്ത് പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് തിരുവനന്തപുരം ജില്ലയും കൊല്ലം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നു. ചവറ ശങ്കരമംഗലം എച്ച്.എസ്.എസ്. ൽ കെ.എം.എം.എൽ. ന്റെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ച 250 ഓക്സിജൻ കിടക്കകളുള്ള എസ്.എൽ.റ്റി.സി.യുടെ ദൈനംദിന പ്രവർത്തന ചുമതല കൊല്ലം ജില്ലാ പഞ്ചായത്ത് നിർവ്വഹിച്ചു വരുന്നു കോവിഡ് – വാക്സിൻ ചലഞ്ചിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ തനത് ഫണ്ടിൽ നിന്നും നൽകി. ടേക് – എ – ബ്രേക്ക് മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം – മൂന്നാമത് കേന്ദ്രം തണ്ണീർ പന്തൽ നെടുമ്പനയിൽ ഉദ്ഘാടനം ചെയ്തു. ട്രോഫി – മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലം ജില്ലാ പഞ്ചായത്തിന്2019-20 സ്വരാജ് ജില്ലാ പഞ്ചായത്തിന്‍റെ കണ്ടലഴക് പദ്ധതി പ്രകാരം പനയം ഗ്രാമപഞ്ചായത്തിൽ കണ്ടച്ചിറ അഷ്ടമുടി കായൽ തീരത്ത് കണ്ടൽ തൈകൾ നട്ട് പരിപാലിക്കുന്ന പ്രവർത്തനം ആരംഭിച്ചു . കൊല്ലം ജില്ലാ ആശുപത്രിക്ക് ആരോഗ്യരംഗത്തെ സംസ്ഥാന കായകൽപ്പ അവാർഡിൽ മൂന്നാം സ്ഥാനം അഞ്ചൽ ജില്ലാ കൃഷിത്തോട്ടത്തിൽ പഴവർഗ്ഗ സംസ്കരണ പ്ലാന്റ് സ്ഥാപിതമായി സുഭിക്ഷകേരളം പദ്ധതി വിളവെടുപ്പ് ഉത്സവം നടത്തി ജില്ലാ പഞ്ചായത്തിന്‍റെ പ്രീ റിക്രൂട്ട്മെന്‍റ് പരിശീലന പദ്ധതി കൊല്ലം ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി ഇന്ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു.പദ്ധതി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്താണ് കൊല്ലം ജില്ലാ പഞ്ചായത്ത് ആലം ദുനിയാവിന്റെ ഒരറ്റത്ത്‌ നിന്നും അവ്വല്‍ സുബ്ഹിക്ക് യാത്ര തുടങ്ങി, എല്ലാ പള്ളിപ്പടി അവനാംപടിയിലും നിര്‍ത്തി യാത്രക്കാരെ കുത്തി നിറച്ച തന്റെ തിരുവയർ കുറച്ചൊന്നൊഴിച്ച് സ്റ്റാന്റിലെ ട്രാക്കിൽവിശ്രമിക്കയായിരുന്നു ഹസീന. ഡ്രൈവർ സീറ്റിൽ ആസനസ്ഥനായ ബഷീർ(ഞാനല്ല) തന്റെ മുടി ചീകിയൊതുക്കി താടി രോമങ്ങൾകെറുവിക്കേണ്ട എന്ന് വിചാരിച്ച് അവറ്റകളുടെ ഇടയിലൂടെയും ഒന്ന് ചീപ്പോടിച്ച് ശരി വരുത്തി, പിറകിലിരിക്കും യാത്രക്കാർ കാണത്തക്ക രീതിയിൽ ഡാഷ് ബോർഡിൽ വച്ച വിത്സിന്റെ പാക്കറ്റെടുത്ത്അതിൽ നിന്നും ഒരു കുന്തമെടുത്ത്(ഒന്നെ ഉണ്ടാവാറുള്ളു) ക്ലീനർ വീരാൻ അവർകളുടെ കയ്യിൽ നിന്നുംതീപ്പെട്ടി വാങ്ങി കത്തിച്ച് ആസ്വദിച്ച് പുക വിട്ടു. പുറത്ത് കണ്ടക്ടർ ബഷീർ(ഞാൻ തന്നെ) വിളിച്ച് പറയുന്നു“തൃശൂർ..തൃശൂർ പോന്നോളീ സീറ്റുണ്ട്പാട്ട്ണ്ട് കാണാൻ ചൊറുക്കുള്ള കണ്ടക്ടറൂണ്ട് ങാ തൃശൂർ തൃശൂർ ”(വളിപ്പൻ) ആ സമയം ഫ്രന്റ് ഡോറും പിടിച്ച് ദിനേശ് ബീഡി കുറ്റി ആഞ്ഞ് വലിച്ച് കിളി തന്റെ മുന്നിലൂടെ പാസ്ചെയ്യുന്ന കുയിൽവാണി, അന്നനടയാൾ,ഗജഗാമിനിമാരെ നോക്കി “താത്തയേ..ചേച്ചിയേ താഴെനോക്കി നടന്നോളിൻ. കാൽ കല്ലിന്മേൽ തട്ടും..കല്ലിന്മേൽ തട്ടും..കല്ലിന്മേൽ ” ഇതൊക്കെ കേട്ട് വായ് നോക്കികളും, ബസ്സിനുള്ളിലെ പേപ്പർനോക്കികളായ മാന്യന്മാരും ചിരിക്കും? “എന്തിനാ ചിരിക്കുന്നെ?” കിളിയുടെ അവസാന വരി ഒരു എക്കൊ ആയി മാറുന്നതിനനുസരിച്ച്കല്ലിന്മേൽ എന്ന് വാക്കിന്റെ നടുവിലെ അക്ഷരത്തിന് രൂപഭേദം സംഭവിച്ച് അതൊരു പുളിക്കുന്ന? തെറിയായി മാറും.(വഷളൻ) അതേലൊ; വഷളൻ,വൃത്തികെട്ടവൻ,തൊലിക്കട്ടി,പറഞ്ഞ് ബോറാക്കി പാറ ചേറാക്കി മാറ്റാൻകഴിവുള്ളവൻ എന്നീ സ്ഥിരം വീക്നെസ്സുകളും, എക്സ്ട്രാ ആക്റ്റിവിറ്റീസായി കുടിയൻ, കളിയൻ, പിടിയൻഎന്നിവയിലുള്ള മുങ്കാല പ്രാവീണ്യവും(സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല) മുഖദാവിൽ കണ്ടാൽ സുന്ദരൻ, പാവം,ഡീസന്റ് പെരുമാറ്റം ഇത്രയും കാര്യങ്ങളും ഒത്ത് വരുന്നവർക്കേ ഞങ്ങടെ ബസ്സ് മുതലാളി പണികൊടുക്കത്തുള്ളു.(ഇതിൽ ആദ്യം പറഞ്ഞ ഒന്ന് രണ്ടെണ്ണം എനിക്കുണ്ടെന്ന് എന്റെ വായനക്കാർ മുമ്പേസമ്മദിച്ചതാ “ മേങ്കോസ്കിൻ നിർത്തി കഥ പറയെഡെയ്” ബസ്സ് മെല്ലെ ട്രാക്ക് വിട്ടിറങ്ങി. ആ സമയം ബസ്സിന്റെ കോക്ക്പിറ്റിൽ, എയർഹോസ്റ്റസ് സ്റ്റെയിലിൽയാത്രക്കാർക്കഭിമുഖമായി നിന്ന്, കയ്യിലെ തോൽ സഞ്ചി ഉയർത്തിക്കാണിച്ച് “നമസ്കാർ; എയർ ഹസീനമേ ആപ്കാ സ്വാഗത് ഹെ. യെഹ് കെ എൽ ടെൻ വിമാൻ ട്ര് ച്ചൂർ സെഉടാൻ ബർണെ കേലിയെ തയാർ ഹെ.കൃപയാ ആപ് ആപ്നെ സീറ്റ് ബെൽറ്റ്ബാന്ത്ലെ ദന്യവാൻ!” എന്ന് പറയാനുള്ള എന്റെ ചെറുപ്പത്തിലെയുള്ള പൂതി മനസ്സിൽ സങ്കല്പിച്ച് ഞാൻ പറഞ്ഞു“പ്രിയയാത്രക്കരെ, നിങ്ങൾ കഴിയുന്നതും ചില്ലറ ഒറ്റ രണ്ട് രൂപ നോട്ടുകൾ തന്ന് സഹകരിച്ച് യാത്രസുഖകരമാക്കുക. ഈ ബസ്സ് ഇവിടം വിട്ടാൽ ഇനി അടുത്ത ടൌണിലെ നിർത്തു. അതിനിടക്ക്ഇറങ്ങനായി ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ തന്നെ ഇറങ്ങി അടുത്ത ബസ്സിന് ” അഹങ്കാരം! അഹങ്കാരം ഞാൻ ടിക്കറ്റ് റാക്കെടുത്ത് തെണ്ടാനായി ഒരുങ്ങി! അങ്ങനെ അടുത്ത ജില്ലയിലെ പെരിയടൌണിലേക്കുള്ള ടേക്കോഫിനായി ബസ്സ് റൺ വേയിൽ കൂടെ മെല്ലെ നീങ്ങിക്കൊണ്ടിരിക്കെ ഒരുകാക്ക‘ മുൻഡോറിൽ കൂടി പാഞ്ഞ് കേറി. കേറുന്നവരെ ക്വസ്റ്റൻ ചെയ്യാനും,ബോഡിചെക്കപ്പിനായും (ഈ സൌജന്യം സ്ത്രീകൾക്ക് മാത്രം) ഫൂട്ട്ബോർഡിൽ കർമ്മനിരതനായി കാത്ത് നിൽക്കുന്ന കിളിവീരാന്,കാക്കയുടെ ഇസ്സ്വഭാവം അത്ര രസിച്ചില്ല. അതവന്റെ വാക്കുകളിൽ പ്രതിഫലിച്ചു കണ്ടു. “എബ്ട്ക്കാ കാക്കാ പണ്ടാരടങ്ങാൻ ഓടുന്ന ബസ്സിൽ പാഞ്ഞ് കേറി രാവിലെ കെട്ടിയെടുക്കുംഓരോന്നിനെ ” “ങ്ങളെ വയസ്സല്ല ചോയിച്ചത്. എവടേ എറങ്ങാ ന്നാ ” “അതെന്നെടോ പറഞ്ഞേ എയ്പത് പൈസ പോയന്റെന്ന്” “ആ പോയന്റിൽ ഈ ബസ്സ് നിർത്തൂലല്ലൊ. ഒന്നുകിൽ ഇവടെ അല്ലെങ്കിൽ അടുത്ത ടൌണിൽ” വഴക്കായി വക്കാണമായി. ചൂടായി നിൽക്കുന്ന കാക്കയെ ഒന്ന് ഐസിൽ മുക്കാനുള്ള എന്റെ ശ്രമവുംവിജയിച്ചില്ല. ബീരാന്റെ ആദ്യ ചോദ്യം ചെയ്യൽ രസിക്കാഞ്ഞിട്ടാവാം അയാൾ അവിടെ ഇറങ്ങിയില്ല. അപ്പോഴേക്കും ഡ്രൈവർ നാല് ഗിയറും കഴിഞ്ഞ് അടുത്തതിനായി തപ്പിക്കൊണ്ടിരിക്കയായിരുന്നു. “ങേ അവടെ നിർത്താതൊരു ബസ്സൊ. ന്നാ പിന്നെ ഞമ്മക്കതൊന്ന് കാണണല്ലൊ” എന്നുംപറഞ്ഞ് കാക്ക ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു. പറഞ്ഞ സ്റ്റോപ്പിലെത്തിയപ്പോൾ ആ ഇബ്‌നു ആദം എണീറ്റ് വാതിലിനടുത്തേക്ക് വന്നു. ബസ്സിലെയാത്രക്കാർ ഉറ്റാതെ നോക്കി കിളി; നെവർമൈന്റ്! ചെക്കർ; കക്ഷത്തിൽ പച്ചമുട്ട ഞാൻ; ഈനാട്ടുകാരനേ അല്ല് ഡ്രൈവർ; പിടിച്ച വാശിക്ക് ബ്രേക്കില്ല മഞ്ചേരി കഴിഞ്ഞാൽ പിന്നെ ടൌൺ റ്റു ടൌൺ മാത്രം നിർത്തി, ഇരുപത്തഞ്ചിലധികം ബസ്സുകളെപാസ് ചെയ്ത്, നിർദ്ദിഷ്ട സമയ്ത്തിനും മണിക്കൂറുകൾക്ക് മുമ്പെ നിശ്ചിത സ്ഥലത്ത് എത്തിച്ച്,അന്നത്തെ കാലത്ത് പ്രൈവറ്റ് ബസ്സുകളിൽ റിക്കാഡ് കളക്ഷൻ നേടി പേരെടുത്ത ബസ്സ്! ഇന്നത്തെ പോലെ ലിമിറ്റഡ് എന്നെഴുതി അൺസ്റ്റോപ്പിൽ നാലാളെ കാണുമ്പോൾ ബ്രേക്ക് അമരുകയും, ഒരാളിറങ്ങാനുണ്ടായാൽ ഇവിടെ സ്റ്റോപ്പില്ല എന്ന് പറഞ്ഞ് അഹങ്കരിക്കാതെ, ഒരുസാധാ പെർമിറ്റോടെ ഓടി നാലല്ല നാല്പതാൾ കൈ കാണിച്ചാലും നിർത്താത്ത ബസ്സ്! ഏറ്റവും പുതിയമോഡലിൽ, ആധുനിക സൌകര്യത്തോടെ അലങ്കരിച്ച ഹസീനയെ പറഞ്ഞ സ്റ്റോപ്പിൽനിർത്തിയാൽ നിന്നാൽ അതു വരെയുള്ള മാനം എന്നോ വിമാനം കേറി പോയിരിക്കും. എങ്കിലും ;പാവം, വയസ്സൻ എന്ന ഒരു കരുണ. “ഇവിടെ കേറ്റമായതിനാൽ നിർത്താൻ ബുദ്ധിമുട്ടാനിരപ്പിലെത്തിയാൽ നിർത്തിത്തരാം. അവിടെ ഇറങ്ങി ഒരു നാലടി നടന്നാൽ..” “അവടെ അന്റെ ബാപ്പ എറങ്ങും ”അത് കേട്ട് ഞാൻ ചിരിച്ചു, ചിരിച്ചേ മതിയാവൂ. ബസ്സ് അടുത്ത ടൌണിലെ സ്റ്റാന്റിൽ നിന്നു. അയാൾ അറിയാവുന്ന എല്ലാ അസംസ്കൃത വാക്കുകളുംകുലുക്കുഴിഞ്ഞ് അവിടെ ഇറങ്ങി. പോണ പോക്കിൽ അയാൾ പറഞ്ഞു “കാണിച്ചു തരാം ഡോഗിന്റെ മക്കളെ നിങ്ങൾക്ക്. തിരിച്ചിങ്ങ് വരിൻ” അത് കേൾക്കേണ്ട താമസം വീരാൻ “ങേ ങ്ങളൊന്ന് ചൊരണ്ടും” “അതേടാ ചൊരണ്ടും ജ്ജ് ങ്ങട്ട് ബാ ചൊരണ്ടാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ” “ന്നാ ഒരുങ്ങി നിന്നോളീ കത്തിയും കല്ലുമായി ങ്ങൾ ന്റെമ ഒന്ന് പോയിം കാക്ക” ബസ്സ് ജോലികൾക്കിടയിൽ സാധാരണ സംഭവിക്കാറുള്ളത് തന്നെ. അത്ര തന്നെ ഇതിനും പ്രാധാന്യംകൊടുത്തതുള്ളു. മടക്കത്തിന് മേൽ സ്റ്റോപ്പിൽ കൂടിയ ജനക്കൂട്ടത്തെ കണ്ട് എന്തെങ്കിലും ആക്സിഡന്റ്സംഭവിച്ചിരിക്കാം എന്ന ധാരണയോടെ ഡ്രൈവർ വണ്ടിയുടെ വേഗത കുറച്ചു. പക്ഷേ അതിനു മുമ്പേആരവവുമായി നാട്ടുകാർ ബസ്സ് തടഞ്ഞു. രാവിലത്തെ പ്രശ്നം ഓർമയിലില്ലാതെ“എന്താ..എന്താ പ്രശ്നം” എന്ന ചോദ്യത്തിന് “പ്രശ്നോ ഞങ്ങൾക്ക് നിങ്ങളെ ക്ലീനറെ കിട്ടിയാൽ മതി. അതോടെ പ്രശനംതീരും.അല്ലെങ്കില്‍ ഞങ്ങൾ തീർക്കും” സംഗതിയുടെ ഏകദേശ രൂപം മുഴുരൂപമാവാൻ, റോഡരികിൽപലകയിട്ടിരുന്ന് പഴയ ലെതർ ബെൽറ്റിൽ കത്തിയണക്കുന്ന ഒസ്സാനും, തൊട്ടരികിലായി തലേകെട്ടുംകെട്ടി നിൽക്കുന്ന വീരപണ്ഡാരകട്ടകാലകാക്കയും സഹായിച്ചു. “അതേ ഇതതു തന്നെ. ക്ലീനറുടേത്കഴിഞ്ഞാൽ പിന്നെ പടച്ചോനെ ”ഞാനെന്റെ പാന്റ്സ് തപ്പി! അപ്പോഴേക്കും ജനം വീരാനെ പിടിച്ചിറക്കി വലിച്ചിഴച്ചു തുടങ്ങി. ഇടക്ക് നല്ല നല്ല ഡയലോഗുകൾകേൾക്കാം. നാട്ടുകാർക്ക് ഒരു കൊണ്ടോട്ടി നേർച്ചക്ക് കൂടിയ സന്തോഷം. ബസ്സ് യാത്രക്കാർബാൽക്കണിയിൽ ഒന്നിളകിയിരുന്ന് ഫ്രീ ഷോ ആസ്വദിച്ചു. അപ്പോൾ കൂട്ടമായി പിടിച്ചു വക്കപ്പെട്ടവീരാൻ പറഞ്ഞു “ഹെയ് നാട്ടാരെ ങ്ങക്കെന്താ വേണ്ടേന്ന് ഞമ്മക്കറിയാം അതിന് ങ്ങൾ ങ്ങനെകൂട്ടമായി പിടിച്ച് വച്ചാ ഒന്നും നടക്കുലാ നിങ്ങൾ വിടിൻ” അത് പറഞ്ഞ് വീരാൻ ഒന്ന് കുതറി മാറി. ഉടന്‍അവന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് തോളിലിട്ടു. അത് കണ്ട് ജനം അന്തം വിടും മുമ്പെ അവന്റെഅണ്ടർവെയർ കാലിലൂടെ ഊർന്ന് നിലത്ത് വീണു! വെള്ളത്തിലൊരു തുള്ളി പെട്രോൾ വീണ പോലെകൂട്ടം ഒന്ന് പിറകോട്ടടിച്ചു. കുട്ടികൾ ആർത്ത് വിളിച്ചു. വേലിക്കപ്പുറത്ത് കാഴ്ചക്കാരായി നിന്നിരുന്ന പെണ്ണുങ്ങൾ,തങ്ങളുടെ മുന്നിൽ നിൽക്കുന്ന കുട്ട്യോളുടെ കണ്ണ് പൊത്തി പിൻ തിരിഞ്ഞു ചിരിച്ചു. വീരാൻ, പെറ്റ് നാലീസം കഴിഞ്ഞ ഒരു പൈതലിൻ കോലത്തിൽ പുള്ളിക്കുപ്പായം മാത്രമിട്ട് യാതൊരു വിധകൂസലുമില്ലാതെ നടുറോഡിൽ നിന്നു. വീരാന് അതൊരു പുതുമയുള്ള കാര്യമായിരുന്നില്ല. നാട്ടും പുറത്തെ ചെറുപൂരം, താലപ്പൊലി തുടങ്ങി, നിലമ്പൂരിലെ വലിയ പാട്ടുത്സവത്തിന് കൂടുന്ന ആയിരങ്ങൾക്കിടയിൽ കൂടി വാള് വച്ച്, പാമ്പായി, മുണ്ടിപ്പറഞ്ഞും, മുണ്ടില്ലാതെ കിടന്നും നടന്നും ശീലമുള്ള ബീരാന് ഈ നാല് മുച്ചീർപ്പന്മാർഒന്നുമല്ലായിരുന്നു. കിളിയുടെ റിയൽ ഷോ കണ്ട് ജനത്തിന്റെ മുഖത്ത് വൈക്ലഭ്യം. ക്ലീനർ എതിർക്കും അപ്പോൾ നാല്പൊട്ടിക്കാം ഇത്രയുമേ നാട്ടുകാർ വിചാരിച്ചിരുന്നുള്ളു. എന്ത് ചെയ്യണം? കൂടിയാലോചന! തീരുമാനം. “മൊട്ടയടിക്കാം ”അർദ്ധനഗ്നാംഗനാം വീരാനെ മുണ്ടുടുപ്പിച്ച് നാൽക്കാലിയിലേക്ക് ആനയിച്ചിരുത്തി.ജനം വീണ്ടും ഉത്സവതൃമർപ്പിലായി. ആസമയം അവിടെ ഒരു മാന്യ ദേഹംഎത്തിപ്പെട്ടു. ജനം നിശ്ശബ്ദരായി. സന്ധി സംഭാഷണം. അവസാന തീരുമാനം:- -ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം- “അല്ല ചെങ്ങായ് മാരെ ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ” പോസ്റ്റ് ചെയ്ത് OAB/ഒഎബി അടിച്ചു പരത്തിയത് 3:24:00 PM -ഇന്നല്ല, എന്നും ഓരോ ട്രിപ്പിലും ഇവിടെ നിറുത്തി കാണുന്ന ആളുകളോടൊക്കെ മാപ്പ് ചോദിക്കാം- -വേണ്ട, ഇനി മുതൽ ആളല്ല ആടിനെ കണ്ടാലും നിർത്താമെ‌- ചാത്തനേറ്:ശ്ശെടാ ഒന്ന് സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് ഇത്രേം പ്രശ്നോ! “അല്ല ചെങ്ങായ് മാരെ ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ” "കുത്താറാത്തീബും ഭരണിപ്പാട്ടും ഓസിൽ കണ്ട യാത്രക്കാർ " അടിവസ്ത്രമാരോ അടിച്ചുമാറ്റിയിട്ടും പതറാതെ പാറാതെ അടിയുറച്ച് നിന്ന കിളിക്ക് അഭിനന്ദനം അടിവസ്ത്രമാരോ അടിച്ചുമാറ്റിയിട്ടും പതറാതെ പാറാതെ അടിയുറച്ച് നിന്ന കിളിക്ക് അഭിനന്ദനം പോസ്റ്റ്‌ വായിച്ചു ധാരാളം ചിരിച്ചു ട്ടോ..കിളിയുടെ അവസാനത്തെ കമന്റ്‌ കലക്കി. ബസ്സ്‌ യാത്ര ഒഴിവാക്കിയത്‌ ഒരു നഷ്ടം തന്നെയാണ്‌ അല്ലേ. ഹ ഹ ഹ ഹാ‍ ജോര്‍ ജോര്‍ സംഗതി ജോര്‍.. ഒ എ ബീ ബീരനോട് ഇത്രക്കു ദേഷ്യമോ “അല്ല ചെങ്ങായ് മാരെ ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ” ഭായി- അതെ ഭായ്, ബീരാന്റെ തൊള്ള ഗുണമുള്ളതായിരുന്നില്ല. നമ്മുടെ നാടല്ലേ? ബസ്സുകാരും കൊള്ളാം, നാട്ടുകാരും കൊള്ളാം. അല്ല, നിങ്ങള്ക്ക് ബസ്സ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ എന്താ നഷ്ടം ഹ ഹ ആരാണാവോ ആ അണ്ടര്‍ വെയര്‍ അടിച്ചു മാറ്റിയത്.. “അല്ല ചെങ്ങായ് മാരെ ന്റെ അണ്ടർ വെയർ ആ മൻസന്മാർ അടിച്ചോണ്ട് പോയല്ലൊ” വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom) അകിലാണ്ഡ മണ്ടൻ ഉള്ളത് പറഞ്ഞാൽ ഊറിയും ചിരിക്കണ വാണിയമ്പലക്കാരന്‍ ഒരു ടൂറും കെ എഫ് സി യും ബന്ധുവീട്ടില്‍ നിന്നും നോമ്പ് തുറന്ന് ഒരു കാര്യസാധ്യത്തിന് വേണ്ട മണിയടിയും കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ തിരിച്ചെത്തി പെലച്ചക്ക് നാ ' ആശുപത്രിയില്‍ ജോലി ചെയ്തിട്ട് ആരെങ്കിലും സമ്പന്നനായിട്ടുണ്ടോടാ കഴുതേ ?’ എന്ന മരക്കരിന്റെ ചോദ്യോപദേശം എന്നെ സ്വന്തം ഉപ്പയുടെ സ്ഥലം വാണിയമ്പലം അങ്ങാടി കഴിഞ്ഞുള്ള സ്കൂള്‍ ഗ്രൌണ്ട്. റോഡരികില്‍ നില്‍ക്കുന്ന രണ്ടു വയസ്സന്‍ ചീനി മരം. വെള്ളിയാഴ്ച ദിവസം നട്ടുച്ച പന്ത്രണ്ട സഹപ്രവർത്തകന്റെ ഒപ്പമെത്താനുള്ള കഴിവ് ഇല്ലാത്തിടത്ത് പാരകൾ സൃഷ്ടിക്കപ്പെടുന്നു! കുഴികൾ രൂപപ്പെടുത്താനും, ചേമ്പ്, ചേന കളച്ചെടുക്കാനുമുതകാത ഒരു ബെഡ് റൂമും അടുക്കളയും ചെറിയൊരു ഹാളും മാത്രമുള്ള ഫ്ലാറ്റില്‍ തന്റെ ഭാര്യയെന്ന ശരീരത്തെ വിരസതയിലൂടെ മേയാന്‍ വിട്ട്, ഒരു കട്ടന്‍ ചായ റയിൽ‌വേ ട്രാക്കിലെ മലത്തിന്റെയും മറ്റു ചീഞ്ഞളിഞ്ഞതിന്റെയും ദുർഗന്ധം നാസാദ്വാരങ്ങൾ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനെ സാരിത്തലപ്പിനാൽ താൽക്കാലികമ ജിദ്ദ ബ്ലോഗേഴ്സ് മീറ്റലും എന്റെ നീറ്റലും കണി കാണാനാരും ഇഷ്ടപ്പെടാത്ത സോമാലി അബ്ദുള്ളയെയാണന്ന് ഞാനന്ന് കണിയായ് കണ്ടത് ഞാനാ ദിവസത്തെ ഒന്ന് ശ്രദ്ധിക്കാൻ തന്നെ തീരുമാനിച്ച അഞ്ചു വയസ്സുകാരി ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായി അതെ, ഞാന്‍ പറഞ്ഞത് സത്യമാ. നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ നമ്മുടെ പാത്തുട്ടിയെ അവളിതാ വീണ ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു ‘1921’ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ടു, അതോടെ ഒരു കാര്യം മനസ്സിലായി! ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല; ഞെട്ടിച്ച് ഒമർ ലുലു ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ പിന്നാലെ വാരിയന്‍കുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഒമർ ലുലു വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു ഇപ്പോൾ ഇതാ ഇനി അതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. പതിനഞ്ച് കോടി രൂപയുണ്ടെങ്കില്‍ ബാബു ആന്റണിയെ നായകനാക്കി വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഒമര്‍ ലുലു പറഞ്ഞത്. പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണിയെ വെച്ച് 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരുമെന്നായിരുന്നു ഒമര്‍ ലുലു എഴുതിയത്. എന്നാല്‍ ഐ വി ശശി സംവിധാനം ചെയ്ത് ‘1921’വീണ്ടും കണ്ടപ്പോള്‍ ഇനി ഒരു വാരിയംകുന്നനെ ആവശ്യമില്ലെന്ന് വ്യക്തമായതായി ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൈക്കിള്‍ ചവിട്ടി കുമാരേട്ടന്റെ കടയില്‍ നിന്ന് സര്‍ബത്തും പഫ്സും ഒക്കെ കടം വാങ്ങി കഴിച്ച് 50 പൈസ സി.ടിക്ക് തല്ല് കൂടുന്ന, പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്‍ക്കുന്ന ആണ്‍പിള്ളേര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ… ‘ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര്, ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങള്‍ക്ക് പുണ്യം എങ്കിലും കിട്ടിയേനെ’; തിയേറ്ററുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് ഒമര്‍ ലുലു പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ മലയാള സിനിമയില്‍ ആദ്യമായി ഒരു സിനിമയിലെ നാല് പാട്ടുകള്‍ 25 മില്ല്യണ്‍, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടീസര്‍ 30മില്ല്യണ്‍; യാതൊരുവിധ സിനിമാ ബന്ധങ്ങളോ എകസ്പീരിയന്‍സോ ഇല്ലാതെ വന്ന തനിക്ക് ഇത് അഭിമാന നിമിഷം, അഡാര്‍ ലവിനെ കുറിച്ച് ഒമര്‍ ലുലു വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്… ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. ഇപ്പോഴിതാ വാരിയംകുന്നന്‍ എന്ന സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു നടന്‍ ജോജു ജോര്‍ജ് ഇടതുമുന്നണി നേടിയ ഉപതെരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചു എന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ ഇന്ത്യക്കാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേത്. ഇപ്പോഴിതാ അദ്ദേത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമാട്ടിക്കുട്ടിയെ കാണാന്‍ ഫ്‌ളാറ്റിലേയ്ക്ക് ഓടിയെത്തി ആരാധകര്‍, എല്ലാവരോടും പിണങ്ങി ദിലീപിനെയും കാവ്യയെയും കയ്യില്‍ നിന്ന് ഇറങ്ങാലെ വാശിപ്പിടിച്ച് മഹാലക്ഷ്മി; വൈറലായി വീഡിയോ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു വിവാഹമോചനം വളരെ പെട്ടെന്നെടുത്ത തീരുമാനം! ഒടുവിൽ കാവ്യ എല്ലാം തുറന്ന് പറയുന്നു, ഇഷ്ടമായാൽ നേടിയെടുക്കണമെന്ന വാശിയില്ല…. ആ നിർണ്ണായക വെളിപ്പെടുത്തൽ നീ പോയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ദിനം ഈശ്വരന്റെ തൊട്ടടുത്തിരുന്ന് പിറന്നാൾ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാവും; നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ സീമ ജി നായർ; കുറിപ്പ് വൈറൽ വിവാദങ്ങൾക്ക് ബൈ ബൈ, കെപിഎസി ലളിത ആ തീരുമാനത്തിലേക്ക്! നടിയുടെ ഇപ്പോഴത്തെ അവസ്ഥ സ്വന്തം മക്കള്‍ക്ക്, അമ്മയ്ക്ക് കരള്‍ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകള്‍ക്ക് പറയാനുള്ളത് ഇതാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ് മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്… അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങൾ കുടുംബത്തിലേക്ക് ആ സന്തോഷം വന്നെത്തി, ഇനി ആ പ്രാർത്ഥന മാത്രം! എംജിയ്ക്കും ഭാര്യയ്ക്കും ആശംസകളുമായി ആരാധകര്‍ മോഡലുകൾക്ക് സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തി… ബിയറിൽ ലഹരി കലർത്തിയോ എന്ന് സംശയം; അടിമുടി ദുരൂഹത വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്… ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു എന്നെയും ഒരു കുഞ്ഞിനെ പോലെയായിരുന്നു സ്‌നേഹിച്ചിരുന്നത്, ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരു ഉരുള ചോറ് എനിക്ക് തന്നതിനു ശേഷം മാത്രമേ അദ്ദേഹം കഴിക്കാറുള്ളായിരുന്നു; മരണ ശേഷം പുറത്ത് വന്ന ചില വാര്‍ത്തകള്‍ കേട്ടാല്‍ അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കില്ല, വീണ്ടും വൈറലായി നിമ്മിയുടെ വാക്കുകള്‍ ഇടതുമുന്നണി വിജയം വിനായകനൊപ്പം ആഘോഷിച്ച് ജോജു; അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല, ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ല; തെറിവിളി കടുത്തപ്പോള്‍ പ്രതികരണവുമായി ജോജു തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നിര്‍മ്മിച്ച കമ്പനിയ്ക്കു മുന്നിലെ വഴിയരികില്‍ സംവിധായകന്‍ എം ത്യാഗരാജനെ മരിച്ച നിലയില്‍; നടുക്കം മാറാതെ തമിഴ് സിനിമാ ലോകം അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്; നികത്താനാവാത്ത നഷ്ടം, അനുശോചനം അറിയിച്ച് മോഹന്‍ലാല്‍ ആര്യൻ ഖാൻ കേസ് സാക്ഷിയുടെ ആരോപണത്തിൽ തനിക്കെതിരെ നിയമനടപടി പാടില്ല കത്ത് നൽകി സമീർ വാങ്കഡ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ സാക്ഷിയുടെ വെളിപ്പെടുത്തതിൽ, തനിക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണർക്ക് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡ കത്ത് നൽകി. ആര്യൻ ഖാനെതിരായ കേസിൽ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കത്ത്. സാക്ഷിയുടെ വെളിപ്പെടുത്തലുകൾ നിഷേധിച്ച എൻസിബി സാക്ഷിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നുവെന്നും മാധ്യമങ്ങളിലൂടെ അല്ല പറയേണ്ടിയിരുന്നതെന്നും വ്യക്തമാക്കി വാർത്താക്കുറിപ്പും പുറത്തിറക്കി. എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചത്. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി ഷാരൂഖിന്‍റെ മാനേജറെ അറസ്റ്റിന് പിറ്റേന്ന് കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെ കൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടു. കിരൺ ഗോസാവിയെന്ന ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ലെന്നും എൻസിബി ഓഫീസിൽ വച്ച് സമീർ വാംഗഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രഭാകർ സെയ്‍ലിന്‍റെ വെളിപ്പെടുത്തൽ. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ കിരൺ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജറെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു. 25 കോടി ചോദിക്കാം. 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം ഇതായിരുന്നു വാക്കുകൾ. പിന്നീടൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തുവെന്നും പ്രഭാകർ വെളിപ്പെടുത്തി. Allu Arjun ഇത് സ്നേഹ സമ്മാനം പുഷ്പ' അണിയറ പ്രവര്‍ത്തകര്‍ക്ക് 10 ഗ്രാം സ്വര്‍ണ നാണയവുമായി അല്ലു ഒന്നാമത് 'ജയ് ഭീം 2021ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട സിനിമകളില്‍ ഒരു മലയാള ചിത്രവും! Marakkar മോഹന്‍ലാലിനെ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ട തിരക്കഥ ടി എന്‍ പ്രതാപന്‍റെ മരക്കാര്‍ റിവ്യൂ Pushpa അല്ലു കൊലമാസ്, ഫാഹദിന്റെ പ്രകടനം ഗംഭീരം പുഷ്പ' ഡബ്ബിംഗ് പൂര്‍ത്തിയാക്കി ജിസ് ജോയ് Social Media ഹിന്ദു മുസ്ലിം വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ട് IND vs SA ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രം ഇനി ഇന്ത്യന്‍ ടീമിലെത്താനാവില്ല, പുതിയ നിര്‍ദേശവുമായി ദ്രാവിഡ് Helicopter crash രാജ്യത്തെ ഞെട്ടിച്ച് കോപ്ടർ അപകടം, ബിപിൻ റാവത്തടക്കം 13 പേർ മരണത്തിന് കീഴടങ്ങി Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന്‌ വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക. ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷന്‍ ആണ് 800 വര്‍ഷം പഴക്കമുള്ള ആചാരം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കേരള സര്‍ക്കാറിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരോടും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം പ്രാര്‍ത്ഥനാ കാര്യങ്ങളില്‍ പുരുഷനുള്ള തുല്യ അവകാശം സ്ത്രീക്കുമുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സ്ത്രീ പ്രവേശനം തടയുന്നതെന്ന് ദേവസ്വം ബോര്‍ഡിനോട് ചോദിച്ച കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ക്ഷേത്രം എന്നൊരു ധാരണയില്ലെന്നും പൊതുവായി തുറന്നുകൊടുത്ത ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും പോകാമെന്നും വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചിരുന്നു. വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാc – സൂപ്രിം കോടതി → കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ സ്ഫോടനം പി.ചിദംബരത്തിന്‍റെ അറസ്റ്റ്: പ്രതികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചന…? ബാങ്കിൻറെ പുനരാവിഷ്കരണത്തിനുശേഷം, മോഡിയുടെ മറ്റൊരു വലിയ നീക്കം ജിഎസ് ടി നിരക്കില്‍ വന്‍ അഴിച്ചുപണി ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ലേലം ചെയ്തു സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കാൻ പൊതു താല്പര്യ ഹർജി 2003 ലെ തിരുവോണനാളില്‍ ഇന്ത്യയുടെ സിലിക്കണ്‍ സിറ്റിയായ ബാംഗളൂരില്‍നിന്ന് പ്രതിമാസ വാര്‍ത്താപത്രികയായി പ്രവാസഭൂമി പ്രസദ്ധീകരണമാരംഭിച്ചു. ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ രചയിതാവിൻറേത് മാത്രമാണ്, സതേൺ പോസ്റ്റിന് അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. കേന്ദ്ര സർക്കാരിൻറെ ഐടി നിയമപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. അത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അനിര്‍വചനീയതയുടെ നിര്‍വചനങ്ങള്‍ സ്വപ്നം കാണാന്‍ വേണ്ടി മാത്രം ഞാന്‍ ഉറങ്ങുന്നു,ഉറക്കത്തില്‍ അയഥാര്‍ഥമായ ഒരു ലോകം.ഉണരുമ്പോള്‍ ആ ലോകത്തെ വാക്കുകളില്‍ തളച്ചിടാനുള്ള ഒരു ശ്രമം. പാവം ഒഡ്രാഡെക്ക് ചിരഞ്ജീവി ആണല്ലോ മൂപ്പര്‍ ചിലപ്പോ എന്റെ തെറ്റിദ്ധാരണയാകാം എന്തായാലും ഒരു ദിശാബോധമില്ലാത്ത,പാര്‍പ്പിടമില്ലാത്ത,ജീവിതത്തില്‍ ഒന്നും ചെയ്തു തീര്‍ക്കാനില്ലാത്ത അക്കാരണങ്ങളാല്‍ അമരനായ ആ പാവം ജീവിയുടെ പേരു ഞാന്‍ എന്റെ ഈ കുറിപ്പുകളുടെ തലക്കെട്ടാക്കി.അതിന്റെ കാരണം പക്ഷെ ഒഡ്രാഡെക്കിന്റെ അനശ്വരതയല്ല,പകരം ഒഡ്രാഡെക്കിന്റെ സ്രഷ്ടാവ് പറഞ്ഞ ഈ വാക്കുകളാണ് Anything that dies has had some kind of activity,some kind of aim in life,which has worn out;but tht does not apply to Odradek ഒരു സാധാരണക്കാരന്‍.ജനനം തൃശ്ശൂരില്‍,വിദ്യാഭ്യാസം അവിടെയും പിന്നെ കോഴിക്കോടും.ഇപ്പോള്‍ ജോലി ബാംഗ്ലൂരില്‍. ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ എന്‍.സി.ബി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ബിനീഷിനെ ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാക്കും. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കും. കസ്റ്റഡി നീട്ടി ചോദിക്കാനും സാധ്യതയുണ്ട്. നാല് ബിനീഷ് കോടിയേരി നാലുദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ ബിനീഷ് കോടിയേരിയെ നാലുദിവത്തേയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ബംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് നടപടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്. ബിനീഷ് കോടിയേരിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6118 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി കോവിഡ് രോഗികളോടുള്ള ക്രൂരത…. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിയായ വൃദ്ധയെ കട്ടിലില്‍ കെട്ടിയിട്ടു കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് തിടരിച്ചടിയായി നിരവധി നഴ്‌സുമാര്‍ രാജിവെക്കാന്‍ ഒരുങ്ങുന്നു സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍… കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും. അമേഠിയിൽ എ. കെ 203 തോക്ക് നിർമ്മാണത്തിന് സർക്കാർ അനുമതി. ലാൻഡ് റോവർ ഡിഫെൻഡർ: ജോജുവിന്റെ പ്രിയപ്പെട്ട സഹയാത്രികൻ. ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ ഇറക്കുവാൻ ഒരുങ്ങി ദുബായ്. ചൈനീസ് ഫോണുകൾക്ക് എതിരെ ഭാരത സർക്കാർ പിടി മുറുക്കുന്നുവോ? മോഹ വില കൊടുത്ത് ദുൽഖർ സ്വന്തമാക്കിയ ബെൻസ്. 5 ഡോറുകൾ ഉള്ള വമ്പൻ താറുമായി മഹിന്ദ്ര. Spread the loveഇന്ത്യയിൽ വാഹന പ്രേമികൾക്ക് ഇടയിൽ നവ തരംഗം സൃഷ്‌ടിച്ച ഒരു വാഹനം ആണ് മഹിന്ദ്ര താർ. പുറത്തിറങ്ങി കുറഞ്ഞ കാലയളവിൽ വാഹന മേഖലയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. വിരാട് കോഹ്ലിയുടെ ആഡംബര കാർ എറണാകുളത്ത് വില്പനയ്ക്ക്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയുടെ FZ-X ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി Spread the loveബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി യമഹയുടെ FZ-X മോഡൽ ഇന്ത്യയിൽ പുറത്തിറക്കി. ശ്രേണിയിലെ എല്ലാ മോഡലുകളിലും ബ്ലൂടൂത്ത് കണക്റ്റിവിറ്റി അവതരിപ്പിക്കുകയാണ് വാഹന നിർമ്മാതാക്കളായ അപകടങ്ങൾ പതിയിരിക്കുന്ന കണ്ണാടി കാഴ്ചകൾ :ബ്ലൈൻഡ് വ്യൂ മിറർ സുരക്ഷയും പ്രാധാന്യവും എന്താണ് ബ്ലാക്ക് ബോക്സ്‌ :ചരിത്രവും പ്രവർത്തനവും എന്താണ് uഎന്താണ് യു. പി. ഐ (U. P. I) Spread the loveമഹാമാരി വലയം ചെയ്തിരിക്കുന്ന ഒരു ദുസ്സഹമായ സാഹചര്യത്തിലൂടെ ആണ് നാം ഏവരും ഇന്ന് കടന്ന് പോയിക്കൊണ്ട് ഇരിക്കുന്നത്. അതിനാൽ തന്നെ അനാബാസ് കൃഷി രീതിയെ കുറിച്ച് കൂടുതൽ അറിയാം സംരംഭങ്ങൾ തുടങ്ങാൻ അനുമതി നേടാം കെ-സ്വിഫ്റ്റിലൂടെ Spread the loveനമ്മുടെ നാട്ടിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി അനേകം നൂലാമാലകൾ കടക്കേണ്ടതുണ്ട് എന്ന് നമുക്കറിയാം. ആ കടമ്പകൾ ഒക്കെ കടന്ന് മടങ്ങി എത്തിയ പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം ചെറിയ മുതൽ മുടക്കിൽ തുടങ്ങാം ചിപ്സ്‌ നിർമ്മാണ സംരംഭം അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം കോവിഡ് 19 ന്റെ യഥാർത്ഥ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം യു.എസ് കേന്ദ്രീകരിച്ചായിരിക്കണം: ചൈന Spread the loveകോവിഡ് 19 വൈറസ് അതിൻ്റെ രണ്ടാം ഘട്ടത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി നിൽക്കുമ്പോഴും, കൊറോണ വൈറസ് എവിടെ നിന്ന്, എങ്ങിനെ ഉത്ഭവിച്ചു എന്ന കോവിഡ് 19 വാക്‌സിൻ വിതരണത്തിന് ഇനി ഡ്രോണുകളും സജ്ജം. ഭാരതത്തിന്റെ ധീര രക്തസാക്ഷി ഹേമന്ത് കർക്കറെ തെലങ്കാനാ പോലീസ് സിംഹം വി. സി. സജ്ജനാർ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം 2007 Spread the loveമാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും ജീവനാംശവും, ക്ഷേമവും ഭരണഘടനാപരമായ അവകാശങ്ങളും ഉറപ്പുവരുത്താനുമായി രൂപീകരിക്കപ്പെട്ടുള്ളതാണ് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ജീവനാംശത്തിനും ക്ഷേമത്തിനുമായുള്ള നിയമം കെവിന്റേത് ദുരഭിമാനക്കൊല തന്നെ… ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി Spread the loveപ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‍ പി. ജോസഫിന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി നാലാണു സാഹചര്യങ്ങള്‍ പരിശോധിച്ചു ദുരഭിമാനക്കൊലയാണെന്നു … കാന്താരി ചില്ലറക്കാരനല്ല…വില 1500 നോട്‌ അടുത്തു… Spread the loveവിപണിയിലെ ഒരു വലിയ താരമാണ് കുഞ്ഞൻ മുളക് കാന്താരി. ചിലയിടങ്ങളില്‍ ചീനിമുളക് എന്നും ഇവ അറിയപ്പെടുന്നു. കാഴ്ചയിൽ കുഞ്ഞാണെങ്കിലും കാന്താരിക്ക് ഗുണങ്ങളേറെയാണ്. അതുപോലെതന്നെ വിലയിലും മുന്നിൽ തന്നെയാണ്. ഗുണങ്ങൾ *ആയുർവേദ മരുന്നുകൾ … ആ നല്ല മനസ്സിന് സമ്മാനവുമായി വിനയന്‍ Spread the loveകേരളത്തിലെ പ്രളയ ദുരന്തത്തിനിടയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ച ജൈയ്‌സലിന്റെ വാര്‍ത്താ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. വാര്‍ത്തയറിഞ്ഞ് ജൈസലിന് കേരളത്തിനകത്തും പുറത്തും നിന്ന് അനേകം അഭിനന്ദന … ജൂൺ 17 മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കും: മുഖ്യമന്ത്രി Spread the loveമെയ് 8ന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 17 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും … ഓടിക്കൊണ്ടിരിക്കെ ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് Spread the loveഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ച് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഗര്‍ഭിണി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. യുവതിയെ ഉരസി ടയര്‍ റോഡരികിലെ പിക്കപ് വാനില്‍ ഇടിച്ചുനിന്നു. ടയര്‍ … നിപാ വൈറസ് പേടി… വെറ്റില മുറുക്കാനും കള്ളുകുടിക്കാനും ഫ്രഷ്ജ്യൂസ് കുടിക്കാനും പേടി Spread the loveനിപ വൈറസ് പടരുന്നതു വവ്വാലുകളിലൂടെയാണെന്ന് കണ്ടെത്തിയതോടെ ആളുകള്‍ വെറ്റില മുറുക്കുന്നതും കുറച്ചിരിക്കുകയാണ്. മുറുക്കുന്നതിന് ഉപയോഗിക്കുന്ന അടക്കയുടെ തോടു വവ്വാലുകള്‍ തിന്നുന്നതാണു മുറുക്കുന്നവരെ ഭയപ്പെടുത്തുന്നത്. ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന് കച്ചവടക്കാര്‍ … Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചളില്‍ ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച പൂര്‍ണ അവധിയായിരിക്കും. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറക്കരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണതോതില്‍ … രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു Spread the loveതിരുവനന്തപുരം: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃതിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും … വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്, 17,994 പേർ രോഗമുക്തി നേടി Spread the loveകേരളത്തിൽ വ്യാഴാഴ്ച 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂർ … പൂന്തുറയിൽ സൂപ്പർ സ്പ്രെഡ്; തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം Spread the loveപൂന്തുറയിൽ സൂപ്പർ സ്പ്രെഡ് നടന്നുവെന്ന് വ്യക്തമാക്കി മേയർ കെ ശ്രീകുമാർ. പുന്തുറയിലെ സ്ഥിതി ഗുരുതരമാണ്. ഒരാളിൽ നിന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് മേയർ വ്യക്തമാക്കി. അതേസമയം പൂന്തുറയിൽ കനത്ത നിയന്ത്രണങ്ങളാണ് … സൗന്ദര്യം കൂട്ടല്‍ ഇങ്ങനെയും… സ്ത്രീയുടെ കഴുത്തിലും മുഖത്തും ശരീരത്തിലും ഇഴഞ്ഞു നടക്കുന്ന പെരുമ്പാമ്പ് Spread the loveസൗന്ദര്യം കൂട്ടാന്‍ വേണ്ടി എത്ര റിസ്‌ക്ക് എടുക്കാനും ഇന്നത്തെ കാലത്ത് ആളുകള്‍ക്കു മടിയില്ല. ഇപ്പോള്‍ പ്രചാരം നേടിരിക്കുന്നത് അല്‍പ്പം വ്യത്യസ്ഥമായ ഒരു മസാജാണ്. പണമല്ല ധൈര്യമാണ് ഇതിനു വേണ്ടത്. ഇവിടെ മസാജ് … വെന്റിലേറ്റര്‍ എന്താണെന്ന് ആര്‍ക്കൊക്കെ അറിയാം വെന്റിലേറ്ററില്‍ കിടക്കുന്നത് സുഖമുള്ള ഏര്‍പ്പാടാണോ നഴ്‌സിന്റെ കുറിപ്പ്… Spread the loveസാധാരണഗതിയില്‍ ഒരു ആശുപത്രിയില്‍ അസുഖമായി ഒരു രോഗിയെ പ്രവേശിപ്പിച്ചാല്‍ രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കാറുണ്ട്. രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ഡോക്ടേഴ്‌സ് പറയും ആരോഗ്യസ്ഥിതി മോശമാണ് അതുകൊണ്ട് രോഗിയെ … ചൈനയിലെ മന്ത്രി സഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍? Spread the loveതൃശ്ശൂര്‍: ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ അല്ലെങ്കില്‍ ഇപ്പോഴും കുലുക്കുന്ന ഒരു മാഹാവിപത്തു തന്നെയാണ് കോവിഡ് 19. ഈ വിപത്തിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലാണ്. ഇത് ലോകം മുഴുവന്‍ ബാധിച്ചുകഴിഞ്ഞു. എന്നാല്‍ … സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇന്ന രോഗം … കരുതിയിരിക്കണം മഹാമാരിയെ; പുറത്ത് പോയതിനു ശേഷം വീട്ടിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക Spread the loveലോകത്താകെ പിടി മുറുക്കുകയാണ് കോവിഡ് എന്ന മഹാമാരി. അങ്ങേയറ്റം കരുതൽ ഇല്ലെങ്കിൽ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ളവയാണ് ഈ കുഞ്ഞൻ വൈറസ്. കൊവിഡ് കാലത്തും പലരും അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്ത് … കോവിഡിനെ പേടിക്കേണ്ട… തുരത്താന്‍ വൈദ്യശാസ്ത്രം ഒരുങ്ങിക്കഴിഞ്ഞു; കോവിഡിനെതിരെയുള്ള പരീക്ഷണ മരുന്ന് ഫലം കണ്ടതായി റിപ്പോര്‍ട്ട് Spread the loveലോകം കൊറോണ ഭീതിയില്‍ കഴിയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴും ആ ഭീതിയില്‍ തന്നെയാണ് ഭരണകൂടങ്ങളും വൈദ്യശാസ്ത്രവും ജനങ്ങളും. ഇനിയുള്ളകാലം പുറം ലോകം കാണാതെ കഴിയേണ്ടിവരും എന്നുപോലും ചിന്തിക്കുന്ന അവസ്ഥയാണ് കടന്നുപോകുന്നത്. എന്നാല്‍ … എകെജിയ്‌ക്കെതിരായ ബല്‍റാമിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി Spread the loveഎകെജിയ്‌ക്കെതിരായ വി.ടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിന് വിധേയമാകണം. പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ബല്‍റാമിന്റെ … സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണം തകൃതിയായി നടക്കുന്നു; സി ബി ഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസില്‍ Spread the loveകൊച്ചി: കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ പ്രാഥമിക വിവരരേഖരണത്തിനായി സി ബി ഐ സംഘം എത്തി. സ്വര്‍ണക്കടത്തുകേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതായതിനാലാണ് നടപടിയെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അധികൃതരുമായി ചര്‍ച്ച നടത്തുകയാണ് സി … ജോസ് കെ മാണിയെ പുറത്താക്കി. ഞെട്ടിക്കുന്ന തീരുമാനവുമായി യുഡിഎഫ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ്-ജോസഫ് പോരില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ ഞെട്ടിക്കുന്ന നടപടിയുമായി യുഡിഎഫ്.യോഗത്തെ തുടർന്നു ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുന്നുവെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. … റേഷൻ വിതരണം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭക്ഷ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു Spread the loveമുൻഗണനാ കാർഡുകളുടെ പരിധിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ പ്രാതിനിധ്യം നൽകുക, അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനു ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോൺ-സബ്‌സിഡി … മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചീറ്റ് നല്‍കി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് Spread the loveനയതന്ത്ര ചാനല്‍ വഴിയുളഅള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരെ വിവാദങ്ങള്‍ ഉയരുമ്‌ബോള്‍ ചോദ്യം ചെയ്തത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വത്തുവിവരം സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും … സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരീകരിച്ചു Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 66228 സാമ്ബിള്‍ പരിശോധിച്ചു. 7570 … പുതിയ സംരംഭകർക്ക് 35% സബ്സിഡിയോടെ ലോൺ Spread the loveഏറെ ജനശ്രദ്ധ ആകർഷിച്ച ഒരു പദ്ധതി ആണ് പ്രധാന മന്ത്രി തൊഴിൽദാന പദ്ധതി അഥവാ പി.എം.ഇ.ജി.പി പദ്ധതി. 25 ലക്ഷം രൂപ വരെ ആണ് ഈ പദ്ധതിയുടെ വായ്പ പരിധി. 7 … 58ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും ഇത് പരീക്ഷാക്കാലം… സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം Spread the loveസംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 പേര്‍ ആണ്‍കുട്ടികളും 2,16,539 പേര്‍ പെണ്‍കുട്ടികളുമാണ്. 2,751 പേര്‍ … കൊച്ചി പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ആളപായമില്ല, നാല് നിലയുള്ള കെട്ടിടത്തിന് പൂര്‍ണമായും അഗ്നിക്കിരയായി Spread the loveഎറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. നാല് നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേനയുടെ ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. … ഇന്ന് 97 പേർക്ക് കോവിഡ്, 89 പേരുടെ ഫലം നെഗറ്റീവ് ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കോവിഡ്.89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരിൽ 67 പേർ വിദേശത്തു നിന്നെത്തിയവരാണ്. 29 പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്.കണ്ണൂർ 4, കാസർഗോഡ് 3, പാലക്കാട്‌ 14,തൃശൂർ 6, കൊല്ലം … നിയന്ത്രണമില്ലാതെ കോവിഡ് ,തലസ്ഥാനം അടച്ചു പൂട്ടലിന്റെ വക്കിൽ തലസ്ഥാനത്ത് കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് അരയും തലയും മുറുക്കി രംഗത്ത്. തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്പോട്ടിൽ ഉൾപെടുത്തിയതോടെ തലസ്ഥാന ജില്ല അതീവ ജാഗ്രതയിലാണ്. കണ്ടൈൻമെൻറ് സോണുകളെല്ലാം വഴികൾ അടച്ചു നിയന്ത്രണത്തിലാണ്. നിരത്തുകളിലെയും … അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തൃശൂരില്‍ കൊടിയേറി ആഹാരത്തിലൂടെ എങ്ങിനെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം? Spread the loveരോഗം വരാതിരിക്കുവാനും, വൈറസ് ബാധയെ പ്രതിരോധിക്കുവാനുമുള്ള മുന്‍കരുതലുകള്‍ എടുക്കുമ്പോഴും ആരോഗ്യകാര്യങ്ങളില്‍ പലര്‍ക്കും ആശങ്കയുണ്ട്. ജോലിയുടെ ഭാഗമായി വീടിന്റെ പുറത്തേക്കു പോകേണ്ടി വരാറുള്ളവര്‍ക്ക് സാമുഹ്യ ഇടപെടലുകളിലൂടെ രോഗം പകരുവാന്‍ സാധ്യതയുള്ളതിനാല്‍, അവരോടൊപ്പം തന്നെ … ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാര്‍ കുറ്റക്കാരെന്ന് കോടതി Spread the loveഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന് കോടതി വിധി. മോഷണമാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ഉദയകുമാര്‍ സ്‌റ്റേഷനലില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി വിധി. പൊലീസുകാരായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍, … യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഓര്‍മയായിട്ട് രണ്ട് വര്‍ഷം… Spread the loveതിരുവനന്തപുരം: വയലിനിസ്റ്റുമായ ബാലഭാസ്‌കര്‍ വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഈ … ചിറ്റാരിപ്പറമ്പ് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന് കൊവിഡ് Spread the loveകണ്ണൂര്‍ കണ്ണൂര്‍ ചിറ്റാരിപ്പറമ്ബില്‍ ചൊവ്വാഴ്ച്ച വൈകുന്നേരം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെട്ടേറ്റ ഉടനെ … രുചിയിലെ നമ്പർ വൺ ബാസ്കിൻ റോബിൻസ് Spread the loveഐസ് ക്രീം ഇഷ്ട്ടപ്പെടാത്തവരായി ആരുമുണ്ടായികില്ല. കുട്ടികളും പ്രായമായവരും ഒരുപോലെ നുണയാൻ കൊതിക്കുന്ന ഒന്നു തന്നെയാണ് ഐസ് ക്രീം അതു കൊണ്ട് തന്നെയാണ് ബാസ്കിൻ റോബിൻസ് ഐസ് ക്രീം ലോകത്തെമ്പാടുമുള്ളവരുടെ നാവിൽ മാത്രമല്ല … വ്രതംനോറ്റ് അയ്യപ്പനെ കാണാന്‍ തയ്യാറായി കരുനാഗപ്പള്ളി സ്വദേശിനി സൂര്യ Spread the loveശബരിമലയ്ക്ക് പോകാന്‍ തയ്യാറായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. സുപ്രീം കോടതി വിധി വന്നതോടു കൂടിയാണ് ആചാരങ്ങള്‍ പാലിച്ച് വൃതം നോറ്റ് മല ചവിട്ടാന്‍ തയ്യാറായി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. … കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ഇവരെ മാതൃകയാക്കാം… Spread the loveകൊച്ചി:ലോകം കോവിഡ് മഹാമാരിയെ ചെറുക്കാന്‍ അഘോരാത്രം പരിശ്രമിക്കുകയാണ്. എന്നാല്‍ എത്ര ശ്രമങ്ങള്‍ നടത്തിയിട്ടും ദിനം പ്രതി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടുന്നത് സമ്പര്‍ക്കത്തിലൂടെ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. … ഒബാമയുടെയും, ബിൽഗേറ്റ്സിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു! ഒരു സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ല… സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാവില്ല Spread the loveസംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാപനത്തില്‍ രണ്ടു മേധാവികള്‍ ഗുണകരമല്ല. പുതിയ തീരുമാനപ്രകാരം അനുസരിച്ച് സ്‌കൂളുകളില്‍ ഇനി ഹെഡ്മാസ്റ്റര്‍ ഉണ്ടാവില്ല പകരം സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിനായിരിക്കുമെന്നും … വായ്പ വേണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കണം Spread the loveബാങ്ക് വായ്പ എടുക്കാന്‍ ഇനി അത്ര എളുപ്പമാവില്ലെന്ന് ധനകാര്യമന്ത്രാലയം. കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് അത് തിരിച്ചടയ്ക്കാതെ രാജ്യം വീടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. വന്‍ തുക വായ്പ എടുക്കണമെങ്കില്‍ ഇനി … കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത് പണികിട്ടിയത് മാതാപിതാക്കള്‍ക്ക് Spread the loveസ്വന്തം കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വാഹനമോടിക്കാന്‍ പഠിപ്പിക്കുന്നത് മിക്ക മാതാപിതാക്കളും അഭിമാനമായാണ് കാണുന്നത്. ചിലര്‍ കുട്ടികളെ റോഡില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ റോഡില്‍ വാഹനം ഓടിച്ചാല്‍ … നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്കും നടി രേഖയുടെ ജോലിക്കാർക്കും കൊവിഡ് Spread the loveബോളിവുഡ് നടൻ അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരൻ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകൾ വൃന്ദ എന്നിവർക്കാണ് കൊവിഡ്. അനുപം ഖേറിന്റെ പരിശോധനാ … ഇന്ത്യൻ സിനിമ രംഗത്തെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ. Spread the loveലോക സിനിമയ്ക്ക് മുൻപിൽ, ഇന്ത്യൻ സിനിമയുടെ മുഖ മുദ്ര പതിപ്പിച്ച സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ. ഏകദേശം ഇരുന്നൂറിൽ പരം സിനിമകളിൽ തന്റെ ശക്തമായ സാന്നിധ്യം … Spread the loveമട്ടണിന്റെ പല തരം വിഭവങ്ങൾ നമ്മൾ ഏവരും കഴിച്ചിട്ടുണ്ട് എങ്കിലും, മട്ടൺ ബ്ലഡ്‌ കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചിട്ടുള്ളവർ വിരളം ആയിരിക്കും. ഇരുമ്പ് സമ്പുഷ്ടമായ മട്ടൺ ബ്ലഡ്‌, അനീമിയ രോഗികൾക്ക് ശരീരത്തിലെ ഇരുമ്പിന്റെ … ദുല്‍ഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രം സോയ ഫാക്ടര്‍ Spread the loveദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാം ബോളിവുഡ് ചിത്രവും പ്രഖ്യാപിച്ചു. കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ ബാളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. അനുജ ചൗഹാന്റെ സോയാ ഫാക്ടര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ … പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരം; 600 സാമ്പിളുകൾ പരിശോധിച്ചതിൽ നൂറിലേറെ പേർക്ക് കൊവിഡ് Spread the loveതീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കൊവിഡ് രോഗിയിൽ നിന്നും നിരവധി പേർക്ക് രോഗം പകരുകയും ഇയാളുടെ നേരിട്ടും അല്ലാതെയമുള്ള സമ്പർക്കപ്പട്ടികയിൽ മുന്നൂറിലേറെ ആളുകൾ ഉൾപ്പെടുകയും ചെയ്തതോടെ പൂന്തുറയിൽ … ഉരുളൻ കിഴങ്ങ് കൊണ്ട് ഒരു നാല് മണി പലഹാരം. Spread the loveനമ്മുടെ എല്ലാവരുടെയും വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഉരുളൻ കിഴങ്ങ്. ഈ ഉരുളൻ കിഴങ്ങ് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ, കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടുന്ന ഒരു നാല് മണി പലഹാരം … മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം Spread the loveകന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ അതിതീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മുന്‍കരുതല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ … സുരേഷ് ഗോപി എന്നത് ഇനി കേവലം ഒരു വ്യക്തി അല്ല സിനിമയുമാണ് Spread the loveസുരേഷ് ഗോപി എന്ന പേരിൽ സിനിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് നവാഗതരായ കാര്‍ത്തിക്ക്,സനീഷ് ബോസ് എന്നിവർ. ചിത്രം നിര്‍മ്മിക്കുന്നത് കൃഷ്ണ കാവ്യാ ക്രീയേഷന്‍സിന്റെ ബാനറില്‍ വി ആര്‍ ഗോപന്‍ നായരാണ്. ഒരു നടന്റെ … ഉത്തര കൊറിയ രോഗ പ്രധിരോധത്തിൽ ബഹുദൂരം മുന്നിൽ :കിം ജോംഗ് ഉൻ. Spread the loveഉത്തര കൊറിയ രോഗ പ്രതിരോധത്തിൽ ബഹുദൂരം മുന്നിൽ എന്ന വാദവുമായി കിം ജോംഗ് ഉൻ. വെള്ളിയാഴ്ച നടന്ന പോളിറ്റ് ബ്യൂറോ സമ്മേളനത്തിലാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ രോഗ … കുവൈത്തില്‍ ജോലിക്ക് പോയ മലയാളി യുവതിയെ ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ടത് നാല് ദിവസം Spread the loveകുവൈത്തില്‍ ജോലിക്ക് പോയ മലയാളി യുവതിയെ ഭക്ഷണം പോലും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടതായി പരാതി. കഴിഞ്ഞ മാസമെത്തിയ തിരുവനന്തപുരം സ്വദേശിനി ശാന്തിനിയാണ് പരാതിയുമായി ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് തിരികെ … അപൂർവ്വയിനം ബുദ്ധ പ്രതിമ നശിപ്പിച്ചു: പാകിസ്ഥാനിൽ 4 പേർ അറസ്റ്റിൽ Spread the loveപാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്‌തുൻഖ്വയിൽ ബുദ്ധന്റെ അപൂർവ്വയിനം പ്രതിമ നാല് പ്രദേശവാസികൾ ചേർന്ന് തകർത്തു. ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ നിന്നാണ് പ്രതിമ കുഴിച്ചെടുത്തത്. മർദൻ ജില്ലയിലെ തഹ്സിൽ തക്തബായിയിൽ … അച്ഛാ, അമ്മേ എന്നോടു ക്ഷമിക്കു… യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് Spread the loveഭാര്യയുടെ അവിഹിതബന്ധത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. ഹൈദരബാദില്‍ ഇലക്ട്രീഷ്യനായ കെ ആചാരി (24) എന്ന യുവാവാണു തന്റെ ഭാര്യക്ക് അവിഹിതബന്ധം ഉണ്ട് എന്നും അവരെ … കടൽ കടന്ന് കേരളത്തിൽ എത്തിയ രുചികൾ Spread the loveഭക്ഷണം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മുഖചിത്രം ആണെന്ന് പറയാം. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളെ കൂടി നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. മലയാളിക്ക് പ്രിയങ്കരമായ കുറച്ചധികം യൂറോപ്യൻ വിഭവങ്ങളുണ്ട്. പിസ്സയും സോസേജും … Spread the loveചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്തവും, രുചികരവും ആയ ഒരു വെറൈറ്റി വിഭവം ആണ് ചിക്കൻ മഞ്ചൂരിയൻ. റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്നത് പോലെ തന്നെ ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. … Spread the loveഒരു കാലത്ത് യുവാക്കളുടെ ഹരമായി സിനിമയില്‍ നിറഞ്ഞ് നിന്ന നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സിനിമയാണ് നടിയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുക. റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുക. ചിത്രം … അപൂര്‍വങ്ങളില്‍ അപൂര്‍വം… ഗര്‍ഭസ്ഥ ശിശുവിന്റെ ട്യൂമര്‍ നീക്കം ചെയ്ത് കുഞ്ഞിനെ തിരികെ ഗര്‍ഭപാത്രത്തില്‍ വെച്ചു Spread the loveടെക്‌നോളജികള്‍ വര്‍ദ്ധിച്ചതോടെ നമ്മുടെ മെഡിക്കല്‍ വിഭാഗവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ മെഡിക്കല്‍ വിഭാഗത്തിന് ചിന്തിക്കാന്‍ പോലും പാറ്റാത്ത തരത്തിലുള്ള സംഭവമാണ് അമേരിക്കയില്‍ നടന്നിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍വരെ പറഞ്ഞിരിക്കുന്നു. അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുവിന് … പ്രായമായവരെ ഉപേക്ഷിക്കുകയോ…. പണി പിന്നാലെ വരും Spread the loveഅപ്പനും അമ്മയും പ്രായമായി കഴിഞ്ഞാല്‍ ഒരു പ്രയോജനവുമില്ലായെന്ന് കരുതി ഒരു കാരണവുമില്ലാതെ ഉപേക്ഷിക്കുകയാണ് ഇപ്പോഴത്തെ മക്കളുടെ രീതി. ചിലര്‍ അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ സ്വന്തമാക്കിയ ശേഷം ഉപേക്ഷിക്കും. പ്രായമായവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ … ആരാധകരെ ഞെട്ടിച്ച് സണ്ണി വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായി Spread the loveസണ്ണിലിയോണിനെ അറിയാത്തയായി ആരും തന്നെയില്ല. ആരാധകരെ ഇത്രത്തോളം ഞെട്ടിച്ച താരം വേറെ ഉണ്ടാവില്ല. ആദ്യം മഹാരാഷ്ട്രയിലെ ലൂത്തൂരില്‍ നിന്ന് നിഷ എന്ന 21 മാസം പ്രായമുള്ള കുട്ടിയെ ദത്തെടുത്താണ് സണ്ണി ആരാധകരെ … സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക് Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് 49 പേര്‍ക്കാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്. 14 പേര്‍ക്കാണ് കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 … സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം ആശങ്ക ഒഴിയുന്നില്ല..ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു…; 111 പേർക്ക് രോഗമുക്തി Spread the loveസംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമാകുന്നു. ഇന്ന് 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും 38 … മുകേഷിനെതിരെ മീ ടൂ വിവാദത്തില്‍ പ്രതികരണവുമായി മേതില്‍ ദേവിക Spread the loveമലയാളത്തിന്റെ പ്രിയ നായകനായ മുകേഷിനെ വിവാദത്തിലേക്ക് വലിച്ചിട്ട ടെസ് ജോസഫ് എന്ന യുവതിയുടെ മീ ടൂ വെളിപ്പെടുത്തലിനെക്കുറിച്ച് മേതില്‍ ദേവികയുടെ പ്രതികരണം എങ്ങനെയാണ് എന്ന ചിന്തയാണ് എല്ലാവരിലും ഉള്ളത്. കാസ്റ്റിങ് ഡയറക്ടറായ … കുട്ടികളെ ധൈര്യമായി വീഡിയോ ഗെയിം കളിക്കാന്‍ അനുവദിക്കാം Spread the loveകുട്ടികളെ വീഡിയോ ഗെയിം കളിക്കാന്‍ അനുവദിക്കാന്‍ മിക്ക മതാപിതാക്കളും പേടിക്കുകയാണ്. കാരണം കുട്ടികള്‍ പഠനകാര്യത്തില്‍ നിന്നും ഒഴിവായി വീഡിയോ ഗെയിമ്‌ന് അടിമയാകുമെന്ന പേടിയാണ്. എന്നാല്‍ വീഡിയോ ഗെയിം ഒരു മണിക്കൂര്‍ കളിച്ചാല്‍ … കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി നഷ്ടമായേക്കാം; പുതിയ പഠനം Spread the loveകൊവിഡ് മുക്തരായവരിലെ പ്രതിരോധ ശേഷി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്ന് വെളിപ്പെടുത്തലുമായി ഗവേഷകര്‍. രോഗമുക്തനായ ഒരാളുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശക്തമായ രോഗപ്രതിരോധശേഷി … പരിഹസിച്ച യുവതിക്ക് കിടിലന്‍ മറുപടി നല്‍കി അഭിഷേക് ബച്ചന്‍ Spread the loveമുംബൈ: കോവിഡ് 19 നെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. ഇതിനിടെ സോഷ്യന്‍ മീഡിയയിലൂടെ പരിഹസിച്ച യുവതിക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് … Spread the loveമട്ടൺ ഏവരുടെയും ഇഷ്ട വിഭവം ആണ്. എന്നാൽ മട്ടൺ ബ്രെയിനിന്റെ രുചി അറിഞ്ഞിട്ടുള്ളവർ വിരളം ആയിരിക്കും. രുചിയിൽ മട്ടണിന്റെ മാംസത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മട്ടൺ ബ്രെയിൻ എല്ലാവരും തീർച്ചയായും … സൗദിയില്‍ സിനിമ പ്രദര്‍ശനം തുടങ്ങി… പൊതുജനങ്ങള്‍ക്ക് മേയ് മാസം മുതല്‍ സിനിമ കാണാം Spread the loveസൗദി അറേബ്യയിലെ ആദ്യസിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ ലേകോത്തര തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ തന്നെ പ്രേക്ഷകര്‍ … മലയാളത്തിലെ പ്രശസ്ത യുവനടിയ്ക്ക് നേരെ പീഡനശ്രമം Spread the loveമലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ ട്രെയിന്‍ യാത്രയ്ക്കിടെ പീഡനശ്രമം. ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രലായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ അതിക്രമിക്കാന്‍ … നിയന്ത്രിക്കാനാവാതെ കോവിഡ്; ഇന്ന് 416 പേർക്ക് രോഗം Spread the loveകേരളത്തില്‍ കൊവിഡ് ആശങ്ക തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 416 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവായി. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. അതേസമയം 116 പേരുടെ ഫലം നെഗറ്റീവ് … ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് സ്‌റ്റേഷനിലെത്തി കീഴടങ്ങി Spread the loveകുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. കഴിഞ്ഞദിവസം ദില്ലിയിലെ ബിന്ദാപൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജനറേറ്റര്‍ മെക്കാനിക്കായ ഉമേഷ്(40) ആണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയത്. … തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. Spread the loveസമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ … കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. Spread the loveലോകത്തിലെ ആദ്യ കൊറോണ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. മോസ്കോയിലെ സെക്കനോവ് ഫസ്റ്റ് മോസ്കൊ സ്റ്റേറ്റ് മെഡിക്കൽ സർവ്വകലാശാലയിലെ സന്നദ്ധ പ്രവർത്തകരിലാണ് ആദ്യ പരീക്ഷണം നടത്തിയത്. വാക്‌സിന്റെ പൂർണ … Spread the loveകോവിഡ് 19 എന്ന ചെറിയൊരു വൈറസ് ഈ ലോകത്തിലെ ജനങ്ങളെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ശാരീരികവും മാനസികവും ആയ ധാരാളം പ്രശ്നങ്ങൾ കോവിഡ് ഉയർത്തുന്നുണ്ട് എന്ന് നമുക്കറിയാം. വർഷങ്ങളായുള്ള പരിശ്രമത്തിലൂടെയും … റെനോ ഷേർപ – പോരാളികളുടെ കൂട്ടുകാരൻ Spread the loveഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ, പ്രധാന നാഴികക്കല്ലുകളിലൊന്നായിരുന്നു പൊതുമേഖലയിൽ 1981-ൽ സ്ഥാപിതമായ, ‘മാരുതി ഉദ്യോഗ് ലിമിറ്റഡ്’. തൊട്ടടുത്ത വർഷം തന്നെ, മാരുതി ഉദ്യോഗ്, ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കിയോടൊപ്പം ചേർന്ന്, “മാരുതി സുസുക്കി” എന്ന സുശക്തമായ കമ്പനിയായി മാറി. തുടർന്ന് ഏവർക്കും പ്രിയപ്പെട്ട, വിവിധ തരം വാഹനങ്ങൾ ആ ബ്രാൻഡിൽ നിന്നും പിറന്നു. അത്തരത്തിൽ, സാഹസിക യാത്രകളെ പ്രണയിക്കുന്നവർക്കും, മിലിറ്ററി ഓഫീസർമാർക്കും പ്രിയപ്പെട്ട, ‘എസ് യു വി’ വാഹനമാണ് … ഫയർ അലാറം കോഴ്സ്- ജോലി സാധ്യതകൾ Spread the loveതുടർ പഠനം എങ്ങോട്ട് എന്നൊരു ആശയ കുഴപ്പത്തിൽ ആണോ നിങ്ങൾ? സുരക്ഷിതമായൊരു ഭാവി ആണ് മുൻപിൽ കാണുന്നത് എങ്കിൽ, ഒരു തൊഴിൽ അധിഷ്ഠിത കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കുന്നത് ആയിരിക്കും നല്ലത്. കോവിഡ് അനന്തരം ലോകത്തിലെ തൊഴിൽ മേഖലയിൽ വളരെയധികം മാറ്റങ്ങൾ വരും. ഏവിയേഷൻ, എയർപോർട്ട് മാനേജ്മെൻറ്റ് എന്നി മേഖലകളിൽ 2024 വരെ മാന്ത്യത്തിലായിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. തൊഴിൽ ക്ഷാമം വർധിച്ചു വരുന്ന ഈ ഒരു കാലഘട്ടത്തിൽ വിവേകപരമായി ചിന്തിച്ച്, … കടൽ കടന്ന് കേരളത്തിൽ എത്തിയ രുചികൾ Spread the loveഭക്ഷണം ഒരു നാടിന്റെ, സംസ്കാരത്തിന്റെ മുഖചിത്രം ആണെന്ന് പറയാം. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളെ കൂടി നമ്മൾ ഉൾക്കൊള്ളുന്നുണ്ട്. മലയാളിക്ക് പ്രിയങ്കരമായ കുറച്ചധികം യൂറോപ്യൻ വിഭവങ്ങളുണ്ട്. പിസ്സയും സോസേജും … വായ്പ്പാ തട്ടിപ്പ് കേസ്… വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് Spread the loveവായ്പ്പാ തട്ടിപ്പ് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 6000 കോടി രൂപ കബളിപ്പിച്ചെന്ന കേസിലാണ് മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പുറമെ, മല്യയുടെ വിമാനകമ്ബനിയായ കിങ് ഫിഷര്‍ എയര്‍ലൈന്‍സിനും, യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്‌സ് … മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും, ടാബ്ലെറ്റുകളും ഐ പോടുകളും നാനാവിധത്തിൽ ലഭ്യമാണെങ്കിലും പാതി കടിച്ച ആപ്പിളിന്റെ ചിത്രമുള്ള ആ ബ്രാൻഡിന്റെ ഏതെങ്കിലും ഒരുത്പന്നം സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും ആപ്പിൾ 'എന്ന ആ വിശ്വ വിഖ്യാത ബ്രാൻഡ് നമ്മെ കൊതിപ്പിച്ചു തുടങ്ങിയിട്ട് ദശാബ്‌ദങ്ങൾ ഏറെയായി.ഐ ഫോൺ എന്നാൽ 'ആപ്പിൾ 'എന്ന ബ്രാൻഡിന്റെ പര്യായമാണ് നമുക്കെല്ലാം. ആപ്പിൾ യുഗത്തിന് തുടക്കമിട്ടതാകട്ടെ സ്റ്റീവ് ജോബ്സ് എന്ന ലോകം കണ്ട ഏറ്റവും മികച്ച കോർപ്പറേറ്റ് … മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയ… തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ ഇന്ത്യയില്‍ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ നമ്മള് പുറത്തായാല്‍ പിന്നെ ബിഗ് ബോസ് ഇല്ലെന്ന് ഷിയാസ് ചേമ്പിന് ഇത്രയും ഗുണങ്ങളോ? ചേമ്പിലയും അത്ര ചില്ലറക്കാരനല്ല…. യാത്രക്കാര്‍ക്ക് കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ ബഹ്‌റൈനില്‍ മലയാളി യുവവിനെ കുത്തി കൊലപ്പെടുത്തി അമേഠിയിൽ എ. കെ 203 തോക്ക് നിർമ്മാണത്തിന് സർക്കാർ അനുമതി. ലാൻഡ് റോവർ ഡിഫെൻഡർ: ജോജുവിന്റെ പ്രിയപ്പെട്ട സഹയാത്രികൻ. ഡ്രൈവർ ഇല്ലാ കാറുകൾ നിരത്തിൽ ഇറക്കുവാൻ ഒരുങ്ങി ദുബായ്. ചൈനീസ് ഫോണുകൾക്ക് എതിരെ ഭാരത സർക്കാർ പിടി മുറുക്കുന്നുവോ? മോഹ വില കൊടുത്ത് ദുൽഖർ സ്വന്തമാക്കിയ ബെൻസ്. 5 ഡോറുകൾ ഉള്ള വമ്പൻ താറുമായി മഹിന്ദ്ര. ഫയർ അലാറം കോഴ്സ്- ജോലി സാധ്യതകൾ അലിറ്റാലിയ ഇനി ഇല്ല: സേവനം അവസാനിപ്പിച്ചു ഇറ്റാലിയൻ ദേശീയ എയർലൈൻസ്. നടൻ നെടുമുടി വേണു അന്തരിച്ചു: അര നൂറ്റാണ്ടിന്റെ അഭിനയ മികവിന് വിട. ഇന്ത്യൻ സിനിമ രംഗത്തെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എഴുപത്തി ഒൻപതാം പിറന്നാൾ. ചൈനയെ പൂട്ടിക്കെട്ടാനൊരുങ്ങി ഇന്ത്യ. ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ-ചൈന ശീതസമരം മൂർദ്ധന്യത്തിലേക്കെത്തുമ്പോൾ ചൈനയെ പൂട്ടികെട്ടാനൊരുങ്ങുകയാണ് ഇന്ത്യ. ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ ഉൾപ്പെടെയാണ് നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷ ഭീഷണി ഉൾപ്പെടെയുളള കാര്യങ്ങൾ മുൻ നിർത്തി കൊണ്ടാണ് ഇത്രയും ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ … വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളുടെ സ്ഥാനം എപ്പോള്‍ വേണമെങ്കിലും മാറ്റം Spread the loveപുതിയ പരീക്ഷണവുമായി വാട്ട്‌സ്ആപ്പ്. നിലവില്‍ ഒരാളെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെങ്കില്‍ അയാളെ ഗ്രൂപ്പില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കണം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ സംവിധാനം.പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പുതിയ രീതി അനുസരിച്ച് ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കാതെ തന്നെ അഡ്മിന്‍ സ്ഥാനത്ത് നിന്ന് വ്യക്തികളെ മാറ്റാന്‍ കഴിയും. ഇതിനായി ഗ്രൂപ്പില്‍ പ്രത്യേക ഓപ്ഷന്‍ വാട്ട്‌സ്ആപ്പ് നല്‍കും. ഈ ഓപ്ഷന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ … ബോളിവുഡ് താരം സുശാന്ത്‌ രാജ്പുത് അന്തരിച്ചു. ആത്മഹത്യയെന്ന്‌ സംശയം എം എസ് ധോനിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എം എസ് ധോണി ആൻ അൺടോൾഡ് സ്റ്റോറി ആണ് പ്രധാന ചിത്രം. മിനിസ്‌ക്രീനിൽ നിന്ന് ബിഗ്സ്ക്രീനിലെത്തിയ സുശാന്തിന്റെ ആദ്യചിത്രം 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ്.ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ പ്രകടനത്തിന് ശേഷം ശുദ്ധ ദേശി റൊമാൻസ്, പികെ, ഡിറ്റക്റ്റീവ് ബൊമുകേഷ്‌ ബക്ഷി … പുതുതായി ചിത്രീകരണം തുടങ്ങുന്ന സിനിമകൾക്ക് തീയേറ്റർ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ Spread the loveപുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് തീയേറ്റർ റിലീസ് അനുവദിക്കില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി കൊവിഡ് മൂലം നിലച്ച സിനിമകൾ ആദ്യം പൂർത്തിയാക്കിയ ശേഷം പുതിയ ചിത്രങ്ങളുടെ ചിത്രീകരണം തുടർന്നാൽ മതി എന്നായിരുന്നു ഫിലിം ചേംബര്‍ നല്‍കിയ നിര്‍ദ്ദേശം. എന്നാൽ ഇത് ലംഘിച്ച് പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങിയവർക്കെതിരെയാണ് നടപടി. കൂടാതെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയിലെ അംഗങ്ങളെ സിനിമയുടെ ഭാഗമാക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് … കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും. അമേഠിയിൽ എ. കെ 203 തോക്ക് നിർമ്മാണത്തിന് സർക്കാർ അനുമതി. ഭക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട സ്റ്റാൻഡ് അപ്പ്‌ ഇന്ത്യ പദ്ധതി വഴി വായ്‌പ Spread the loveഇന്ത്യൻ ധന മന്ത്രാലയത്തിന് കീഴിൽ 2016 ഏപ്രിലിൽ ആണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഗവൺമെന്റിന്റെ തന്നെ ‘മേക്ക് ഇൻ ഇന്ത്യ’ പോലത്തെ ഒരു പദ്ധതിയാണ് ഇതും. പ്രധാനമായും ഒരു ഗ്രീൻഫീൽഡ് എൻറർപ്രൈസസ് ആരംഭിക്കാൻ നൽകപ്പെടുന്ന ലോൺ പോളിസി ആണിത്. എസ്.സി എസ്.ടി വിഭാഗത്തിൽ ഉള്ളവരെയും, സ്ത്രീ സംരംഭകരെയും ഉദ്ദേശിച്ചുള്ളതാണ് ഈപദ്ധതി. ഉത്പാദന, സഹകരണ, വ്യാപാര മേഖലകളിലുള്ള സംരംഭകർക്ക് ഇതിന്റെ ഗുണം ലഭിക്കും. മൊത്തം … Spread the love2018 നവംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് എം.എസ്.എം.ഇ Micro,small and Medium Enterprises) ലോണുകൾ. നിലവിലെ ബിസിനസുകൾ ശക്തിപെടുത്താൻ വേഗത്തിൽ വായ്പ അനുവദിക്കുന്ന ഒരു പോളിസിയാണ് ഇത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലോൺ തുക നിക്ഷേപിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. പബ്ലിക് പ്രൈവറ്റ് മേഖലകളിലെ ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും MSME ലോൺ … സച്ചിൻ ബൻസാലിനേയും ബിന്നി ബൻസാലിനേയും അറിയാമോ?അറിയാത്തവർ പക്ഷേ തീർച്ചയായും അവരുടെ സ്റ്റാർട്ടപ്പ് സംരംഭത്തെ കുറിച്ച് അറിയുന്നവരായിരിക്കും ഫ്ലിപ്കാർട്ട് നല്ല ശമ്പളം ലഭിച്ചിരുന്ന ഐടി കമ്പനിയിലെ ജോലി രാജി വെച്ചാണ് സച്ചിനും ബിന്നിയും 2007ൽ ഫ്ലിപ്കാർട്ട് ആരംഭിക്കുന്നത്. ബാംഗ്ലൂർ കോറമംഗലയിലിൽ ഒരു ഡബിൾ റൂം അപ്പാർട്മെന്റ് ആയിരുന്നു ഫ്ലിപ്കാർട്ടിന്റെ ആദ്യകാല ഓഫീസ്. ആദ്യകാലത്ത് പുസ്തകങ്ങൾ വിൽക്കാൻ വേണ്ടി മാത്രം ആരംഭിച്ച ഫ്ലിപ്കാർട്ട് ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്ന ഇന്നത്തെ ഫ്ലിപ്കാർട്ടിന്റെ … കൃഷി ചെയ്യാനുള്ള ഒരു മനസ്സും ഒരു കുളവുമുണ്ടെങ്കിൽ ആർക്കും മത്സ്യകൃഷി തുടങ്ങാം.നമ്മുടെ സമ്പത് വ്യവസ്ഥയിലെ വ്യവസ്ഥയിൽ പ്രധാനപെട്ട ഒന്നാണ് മത്സ്യകൃഷി.കേരളത്തിൽ അതിവേഗം വളരുന്ന മേഖലയായി മാറിക്കൊണ്ടിരിക്കുന്ന മത്സ്യ കൃഷിക്ക് യുവാക്കൾക്കിടയിൽ പ്രചാരം ഏറി വരികയാണ്. നാട്ടിലെ കുളങ്ങളും തണ്ണീർത്തടങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചു യുവാക്കൾ ഒറ്റയായും കൂട്ടമായും മൽസ്യകൃഷിയിൽ ഏർപ്പെട്ടു കഴിഞ്ഞിരിക്കുന്നു.കുളങ്ങളോ ജലാശയങ്ങളോ ലഭ്യമല്ലാത്ത, സ്ഥല പരിമിതിയുള്ള, എന്നാൽ മത്സ്യകൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പുത്തൻ ആശയമാണ് 'ബയോഫ്‌ളോക്‌ മത്സ്യകൃഷി'.കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ … Spread the love2018 നവംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് എം.എസ്.എം.ഇ Micro,small and Medium Enterprises) ലോണുകൾ. നിലവിലെ ബിസിനസുകൾ ശക്തിപെടുത്താൻ വേഗത്തിൽ വായ്പ അനുവദിക്കുന്ന ഒരു പോളിസിയാണ് ഇത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ലോൺ തുക നിക്ഷേപിക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. പബ്ലിക് പ്രൈവറ്റ് മേഖലകളിലെ ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും MSME ലോൺ … മൊറട്ടോറിയം ക്രെഡിറ്റ്‌ സ്കോറിനെ ബാധിക്കുമോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ Spread the love കൊറോണ ബാധ സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ ആഘാതം സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആർബിഐ ആറുമാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചത് (ഓഗസ്റ്റ് 31 2020 വരെ ഈ പറഞ്ഞ കാലയളവിൽ ലോണിന്റെ മാസത്തവണ അടയ്ക്കേണ്ടതില്ല. ബാങ്കുകൾ പിഴിയും ഈടാക്കുന്നില്ല. ഈ മോറട്ടോറിയം ബാങ്കുകൾക്ക് മാത്രം അല്ല ബാധകം, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്. റൂറൽ ബാങ്കുകൾ, ചെറുകിട ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ അടക്കമുള്ള എല്ലാ … കറിവേപ്പിലയുടെ അമൂല്യ ഗുണങ്ങളും, കൃഷി രീതിയും Spread the loveവീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ പ്രധാനിയാണ് കറിവേപ്പില. നമ്മുടെ അടുക്കളത്തോട്ടത്തിൽ ഏറ്റവും കൂടുതലായി കാണുന്ന ഒന്നുകൂടിയാണ് ഇവ. കറിയിൽ ഇടുന്നുണ്ടെങ്കിലും കറി വേപ്പില അങ്ങനെ ആരും കഴിക്കാറില്ലന്നുള്ളതാണ് വാസ്തവം. എന്നാലും കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂർണമാകാതെ പോലെയാണ് പ്രത്യേകിച്ച് കേരളത്തിലെ വീട്ടമ്മമാർക്ക്‌. അങ്ങനെയുള്ളപ്പോൾ ഏതു കറിക്കും അത്യാവശ്യമായ കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തികൂടെ… ഒന്ന് മനസ്സുവെച്ചാൽ ഇത് ചെറിയൊരു വരുമാനമാർഗ്ഗം കൂടി ആക്കാം. വീട്ടിലെ കറിവേപ്പിലക്ക് ആവശ്യക്കാർ കൂടും എന്നുള്ളതിൽ […] രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണിയായി “വെട്ടുകിളി ആക്രമണം” ചെറു തേനീച്ച കൃഷിയെ പറ്റി കൂടുതൽ അറിയാം – ഭാഗം 2 Spread the loveകഴിഞ്ഞ ഭാഗത്തിൽ തേനീച്ചകളെ പറ്റിയും അവയുടെ കൂടിന്റെ ഘടനയെ പറ്റിയും ഒക്കെയാണ് നമ്മൾ ചർച്ച ചെയ്തത്. തേനീച്ച വളർത്തലിനു ഇറങ്ങി പുറപ്പെടും മുൻപ് അവയെല്ലാം അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് കൊണ്ട് തന്നെയാണ് അതിനെ പറ്റി നല്ല രീതിയിൽ ഒരു വിശദീകരണം ആദ്യം തന്നെ തന്നത്. ഇനി നമുക്ക് ചെറു തേനീച്ച കൃഷിയിലേക്ക് കടക്കാം. കൃഷി നടത്താൻ നമുക്ക് ആദ്യം വേണ്ടത് സ്ഥലം ആണ്. നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള തേൻ മാത്രം ആണ് […] Spread the love നൂറ്റാണ്ടുകളുടെ മഹിമയുള്ള മത്സ്യമാണ് “ഗോൾഡ് ഫിഷ്“. അലങ്കാരമത്സ്യം എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്നവ, ഗോൾഡ് ഫിഷ് നെ അറിയാത്തവർ വിരളമായിരിക്കും. അത്രയേറെ ഖ്യാതി നേടിയ ഒരു അലങ്കാര മത്സ്യമാണ് ഇവ. ഏറ്റവുമധികം വിപണിയും ലഭിക്കുന്ന ഒരു അലങ്കാര മത്സ്യം. ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ ഗോൾഡ് ഫിഷിനെ വളർത്താം. സിമന്റ്‌ ടാങ്കോ, സ്ഫടിക ടാങ്കുകളോ ഇതിനായി തിരഞ്ഞെടുക്കാം. മറ്റു മീനുകൾക്കൊപ്പവും ഇവയെ വളർത്താം. വിശ്വസ്തരായ ബ്രീഡർമാരിൽ നിന്നും മാത്രം മീൻകുഞ്ഞുങ്ങളെ വാങ്ങുക …] അലങ്കാര മത്സ്യങ്ങളുടെ നിറം കൂട്ടാൻ ഈ ഫീഡ് ധാരാളം Spread the loveഅലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അവയ്ക്ക് മികച്ച ഭക്ഷണം നൽകുക എന്നത്. വിപണിയിലെ ഫിഷ്‌ ഫീഡുകളുടെ വില തന്നെയാണ് പലപ്പോഴും വില്ലനാകുന്നത്. മത്സ്യങ്ങളുടെ ഗുണ നിലവാരവും, നിറവും വർധിപ്പിക്കാൻ നൽകുന്ന ‘സ്പൈറുലീന’ പോലുള്ള ഫിഷ്‌ ഫീഡിന്റെ വില സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. എന്നാൽ കുറഞ്ഞ ചിലവിൽ സ്പൈറുലീനയുടെ അതേ ഗുണമേന്മയുള്ള തീറ്റ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. മുരിങ്ങയില ആണ് ഈ തീറ്റയിലെ പ്രധാന ഘടകം. ഏറെ പോഷക […] കോഴി മുട്ട കൊത്തി പൊട്ടിക്കുന്നത് എന്ത് കൊണ്ട്? Spread the love പോഷക ഗുണങ്ങളുടെ കലവറയാണ് പൈനാപ്പിള്‍. പൈനാപ്പിൾ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1. പൈനാപ്പിൾ കഴിക്കുന്നത് ചർമ്മത്തിന്റെ യുവത്വം നിലനിർത്തും. 2. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. 3. പൈനാപ്പിളിലെ നാരുകൾ ദഹനപ്രക്രിയയെ എളുപ്പമാക്കുന്നു. 4. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമലൈന്‍ വീക്കം കുറയ്ക്കാനും രക്തം കട്ട പിടിക്കാനും സഹായിക്കുന്നു. 5. ദിവസവും ഒരല്പം പൈനാപ്പിൾ കഴിച്ചാൽ മുഖക്കുരു മാറിക്കിട്ടും. 6. ചുണ്ടുകളുടെ വിണ്ടുകീറൽ മാറുന്നതിന് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ് …] സമൂഹത്തിലെ അടിസ്ഥാന വികസന മേഖലകളിലുള്ള സത്യസന്ധമായ വാർത്തകൾക്കും വിവരങ്ങൾക്കും എക്സ്പോസ് കേരള. ആരോഗ്യം, സൗന്ദര്യം, ഭക്ഷണം, വിദ്യാഭ്യാസം വീട് പാചകം, യോഗ, വാസ്തു, തുടങ്ങിയ എല്ലാ മേഖലകളെ കുറിച്ചും നിങ്ങള്ക്ക് അറിയാൻ എക്സ്പോസ് കേരള അവസരമൊരുക്കുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ – Media Mangalam കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ചീഫ് ഓഫിസിലെ ചില സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ പ്രത്യേക അജണ്ടയില്ലെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുമായി ഫെയ്‌സ്ബുക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കും ഒരുവിഭാഗം ജീവനക്കാര്‍ക്കുമെതിരെ ഇന്നലെ അദ്ദേഹം രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിലെ തട്ടിപ്പുകളും തുറന്നുപറഞ്ഞിരുന്നു. കല്ലമ്പലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കുപ്രസിദ്ധ മോഷ്ടാവ് വടിവാള്‍ വിനീത് പോലീസ് കസ്റ്റടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന്; രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരം സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് മരിച്ചവരിൽ മലയാളിയും; മരിച്ചത് തൃശൂർ സ്വദേശിയായ സൈനികൻ ‘വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കുന്നു’ സിപിഎമ്മിന് നേരെ രൂക്ഷ വിമർശനവുമായി എംകെ മുനീർ ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന്; രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരം സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് മരിച്ചവരിൽ മലയാളിയും; മരിച്ചത് തൃശൂർ സ്വദേശിയായ സൈനികൻ ‘വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കുന്നു’ സിപിഎമ്മിന് നേരെ രൂക്ഷ വിമർശനവുമായി എംകെ മുനീർ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപം; മഹാരാജാസ് പ്രിൻസിപ്പാളിന് എതിരെ സമരവുമായി ഒരു വിഭാഗം അധ്യാപകർ കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പൽ, യോഗങ്ങളിൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, ആരോപണം… മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം തിരുവനന്തപുരം: താന്‍ ആക്രമിക്കപ്പെടുന്നത് ജനംടീവിയുടെ ഭാഗമായതിനാലെന്ന് അനില്‍ നമ്പ്യാര്‍. തന്റെ രക്തത്തിനായി സിപിഎം ദാഹിക്കുന്നുവെന്നും നമ്പ്യാര്‍ ജനം ടിവിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു. അനില്‍ നമ്പ്യാരുടെ വിശദീകരണം… മന്ത്രി ജി.സുധാകരന്റെ മകന് ജനം ടിവിയില്‍ ഷെയര്‍ തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ മകന് ബിജെപി ചാനലായ ജനം ടിവിയില്‍ ഷെയര്‍ ഉണ്ടെന്ന് ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ ബാബുവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം… ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്‌നയുടെ മൊഴി തിരുവനംന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനോട് ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് മൊഴി. യുഎഇ കോണ്‍സുലേറ്റിന്റെ… സ്വര്‍ണക്കടത്ത് കേസ്: അനില്‍ നമ്പ്യാരെ വിട്ടയച്ചു, വീണ്ടും ചോദ്യം ചെയ്തേക്കും തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു. ദീര്‍ഘമായ… മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം നയ രൂപവത്കരണത്തിലും നടപ്പാക്കലിലും മോട്ടോര്‍ വാഹന വകുപ്പിനെ നിയന്ത്രിക്കുന്നത് കേരള സര്‍ക്കാരാണ്. മോട്ടോര്‍ വാഹന വകുപ്പ് മേധാവിയായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് വകുപ്പിന്റെ നടത്തിപ്പ് ചുമതല. എഡ്യുക്കേഷന്‍ എന്ന പദത്തിന്റെ പദോത്പത്തിശാസ്ത്രം പഠിക്കുന്നതു രസകരമാണ്. ലത്തീന്‍ ഭാഷയില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. അര്‍ത്ഥം ടു ബ്രിംഗ് ഔട്ട് എന്നതാണ്. പുറത്തേയ്ക്കു കൊണ്ടുവരിക. നിങ്ങളിലുള്ള ഏറ്റവും നല്ലത് പുറത്തു കൊണ്ടുവരാന്‍ നിങ്ങളെ സഹായിക്കുന്ന ഇടത്തിന്റെ പേരാണ് വിദ്യാലയം. ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രത്യാശയിലാണ് നാം ഇതെല്ലാം ആരംഭിക്കുന്നത്. കോളേജ് ക്യാംപസുകളെ നാമിപ്പോള്‍ ജൈവക്യാംപസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഈയൊരിടത്തില്‍ നിന്നുകൊണ്ടു നിങ്ങള്‍ക്കു കാണാനാകുന്ന ഒരു സ്വപ്നം ജൈവമനുഷ്യരായിരിക്കുക എന്നതാണ്. ആ വാക്ക് ഭാഷയിലാദ്യം പ്രയോഗിച്ചത് ആനന്ദാണ്. ജൈവമനുഷ്യനെന്ന സങ്കല്‍പം ഉള്ളില്‍ പതിഞ്ഞാല്‍ നന്നായിരിക്കും. കുറെക്കൂടി ജൈവമനുഷ്യരായി ജീവിക്കാന്‍ ക്യാംപസുകളെ ഉപയോഗപ്പെടുത്തണം. എഡ്യുക്കേഷനെതിരായ വലിയൊരു ആരോപണം അതു കൃത്രിമ മനുഷ്യരെ സൃഷ്ടിക്കുന്നുവെന്നതാണ്. അത് എഡ്യുക്കേഷന്റെ അപാകതയല്ല. അതില്‍ പെട്ടു പോയ ഒരപൂര്‍ണതയാണ്. ഒരു കാലത്തു ടീ ഷര്‍ട്ടുകളിലൊക്കെ മനുഷ്യരെഴുതി വച്ചിരുന്ന ഒരു വാചകമിതായിരുന്നു ഞാന്‍ ബുദ്ധിമാനായി ജനിച്ചു, വിദ്യാഭ്യാസം എന്നെ നശിപ്പിച്ചു ഇതിലൊരു ആക്ഷേപഹാസ്യമുണ്ട്, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോള്‍. എങ്കിലും അതു മാത്രമല്ല. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും പ്രകാശവും നല്‍കുന്നതു പോലും കലാലയങ്ങള്‍ തന്നെയാണ്. ഒരു പുഴയുടെ തീരത്ത് എഴുതി വച്ചിട്ടുണ്ട് റിസ്‌ക് എടുക്കരുത്, പുഴയ്ക്ക് ചീത്തപ്പേരുണ്ടാക്കരുത് നമ്മളെടുക്കുന്ന എല്ലാ അപൂര്‍ണതകള്‍ക്കും പുഴയാണ് കാലാകാലങ്ങളായി പേരുദോഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്ര ജൈവമല്ലാത്ത മനുഷ്യര്‍ ഇതിനകത്തു നിന്നു രൂപപ്പെട്ടുവെന്നതാണ് വിദ്യാഭ്യാസത്തിനു പൊതുവെ കേള്‍ക്കേണ്ടി വന്ന പഴി. വിദ്യാര്‍ത്ഥികള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ കരുണ, നമ്മെ ഇത്രയും നന്നായി നോക്കുന്ന ഒരിടത്തിന്റെ, വിദ്യാര്‍ത്ഥികളെ സഹായിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസംവിധാനത്തിന്റെ സത്‌പേര് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയെന്നതാണ്. പരിണാമം ഇപ്പോഴും നടക്കുന്നുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. ഇരുകാലി മൃഗമായി മനുഷ്യര്‍ രൂപപ്പെട്ടതോടെ പരിണാമം അവസാനിച്ചുവെന്നു പലരും കരുതുന്നുണ്ട്. പക്ഷേ ബുദ്ധിപരമായി പഴയ തലമുറയേക്കാള്‍ സാദ്ധ്യതകളുള്ളവരാണ് പുതിയ തലമുറ. അതുകൊണ്ടു തന്നെ പുതിയ തലമുറയെ അഭിസംബോധന ചെയ്യുമ്പോള്‍ ചില സൂചനകള്‍ നല്‍കിയാല്‍ മതി, അധികം വിശദീകരിക്കേണ്ടതില്ല. ദൈവികമാനങ്ങളുള്ള കഥകളുടെ പേരാണ് ബൈബിള്‍ അനുസരിച്ചു ഉപമ. ജൈവമനുഷ്യനെയും നമുക്ക് ഒരു ഉപമയോ പ്രതീകമോ ആയി കരുതാന്‍ കഴിയും. എന്താണു ജൈവമനുഷ്യരുടെ പ്രത്യേകതകള്‍? ഒന്ന്, ശിരസ്സില്‍ കവിത കൊണ്ടു നടക്കുന്ന മനുഷ്യരാണ് അവര്‍. കവിതയ്ക്കു നിരക്കാത്ത കുറെ കാര്യങ്ങള്‍ എപ്പോഴും ലോകത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായി പരിഗണിക്കാവുന്നത് സൗന്ദര്യാവബോധമാണ്. ലോകം കുറെക്കൂടി ഭംഗിയുള്ളതാകണം. കുട്ടികള്‍ പഠിക്കാന്‍ വരുന്നതും മുതിര്‍ന്നവര്‍ അതിനു കുട്ടികളെ സഹായിക്കുന്നതും കുറെക്കൂടി ഭംഗിയുള്ള ഒരു ലോകത്തിനു വേണ്ടിയാണ്. ലോകം ഭംഗിയുള്ളതാകണമെങ്കില്‍ നാം ഈ സംവിധാനത്തില്‍ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യര്‍ ലാഭമുള്ള കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതങ്ങള്‍ ബലി കൊടുത്തിട്ടുള്ളത് അറിവിന്റെ പരീക്ഷണശാലകളിലാണ്. വിപ്ലവങ്ങള്‍ക്കു വേണ്ടി മരിച്ചിട്ടുള്ളവരേക്കാള്‍ അധികം പേര്‍ ലബോറട്ടറികളില്‍ തങ്ങളുടെ പ്രാണന്‍ കൊടുത്തിട്ടുണ്ട്. എത്രയോ കാലങ്ങള്‍ എത്രയോ മനുഷ്യര്‍ രാത്രിയെണ്ണ കത്തിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ തണലിലും പ്രകാശത്തിലുമൊക്കെയാണു നാം ജീവിക്കുക. പെരുമയെന്നു പറയുന്ന ലാഭേച്ഛ പോലും ഇവരുടെയൊന്നും മനസ്സിലില്ലായിരുന്നു. ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ദിശാബോധങ്ങളാണ് നമ്മുടെ മുമ്പോട്ടുള്ള ദിശ നിര്‍ണയിക്കുക. യൗവനത്തില്‍ തന്നെ ലാഭത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ തള്ളിപ്പറയുന്ന കുലീനമായ ഒരു മനോനില ഉണ്ടാക്കിയെടുക്കുക. ഇപ്പോള്‍ മനുഷ്യര്‍ തങ്ങളേര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ലാഭത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പത്തെ പുഴയിലേയ്‌ക്കെറിയുക എന്നൊരു വാക്യം ബൈബിളിലുണ്ട്. പഴയ കാലത്ത് കൊയ്‌തെടുത്ത കതിര്‍ക്കറ്റകളെ പുഴയിലേയ്ക്ക് ഒഴുക്കിവിടാറുണ്ട്. അത് ഒഴുകി, മറ്റേതെങ്കിലും തീരങ്ങളില്‍ അടുത്ത് അവിടെ മുളയ്ക്കുകയും മറ്റൊരു കൊയ്ത്തിന് ഇടയായിത്തീരുകയും ചെയ്യാറുണ്ട്. അതിനെയാണ് അപ്പത്തെ പുഴയിലേക്കെറിയുക എന്നു വിശേഷിപ്പിക്കുന്നത്. ഒരു തരത്തിലും ആരെന്നോ എവിടെയെന്നോ അറിയാത്തവരുടെ ജീവിതങ്ങളില്‍ യാതൊരു ലാഭേച്ഛയും കൂടാതെ നിങ്ങളുണ്ടാക്കിയെടുക്കുന്ന ഭംഗിയുടെ പേരാണ് വിദ്യാഭ്യാസം. അദ്ധ്യാപനം വാസ്തവത്തിലതാണ്. ലോകം ഭംഗിയുള്ളതാകണമെങ്കില്‍ നാം ഈ സംവിധാനത്തില്‍ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യര്‍ ലാഭമുള്ള കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു. വിദ്യാഭ്യാസത്തെ അളക്കാന്‍ പരീക്ഷയുടെ മാര്‍ക്ക് ഒരു മാനദണ്ഡമായി ഇന്നാരും കരുതുന്നില്ല. ഇന്റലിജെന്‍സ് എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ പലതരം ഇന്റലിജെന്‍സുകളുണ്ടെന്നു കാണാം. അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പഴയ കാലത്ത് ഇന്റലിജെന്‍സെന്നാല്‍ പരീക്ഷയിലെ മാര്‍ക്കു മാത്രമായിരുന്നു. ഈ കാലം കൂറെക്കൂടി ഭേദപ്പെട്ട ഭാവുകത്വങ്ങളുടെ കാലമാണ്. പലതരം ഇന്റലിജെന്‍സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് ഇമോഷണല്‍ ഇന്റലിജെന്‍സ് ആണ്. പഠിച്ച പല ആളുകള്‍ക്കും സാധാരണ കുടുംബജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തതൊക്കെ ഒരുകാലത്ത് ഈ വൈകാരിക ബുദ്ധിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതിരുന്നതുകൊണ്ടാണ്. പുതിയ തലമുറ ഇതിനു പ്രാധാന്യം കൊടുക്കുന്നുണ്ട്. കാര്യമായ ലാഭമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഒന്നാമത്തേത്. ലാഭം എന്നതു തലയില്‍ നിന്നു മാറുമ്പോള്‍ മാത്രമേ മത്സരത്തില്‍ നിന്നു മാറാന്‍ കഴിയുകയുള്ളൂ. ലോകത്തിലേറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരുന്നതു കളിക്കളങ്ങളിലല്ല, ക്ലാസ് മുറികളിലാണ്. അത്തരം മത്സരങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ബോധനരീതിയും ഒരുകാലത്തുണ്ടായിരുന്നു. നിങ്ങള്‍ ആരോടും മത്സരിക്കണമെന്നോ, ആരെയെങ്കിലും തോല്‍പിക്കണമെന്നോ ആരെങ്കിലുമായി താരതമ്യം ചെയ്യണമെന്നോ പറയുന്നില്ല. ലോകത്തോട് അനുഭാവമുള്ള, ലോകത്തിന്റെ കാര്യങ്ങളില്‍ കുറെക്കൂടി ശ്രദ്ധയുള്ള ആളുകളാകുക. ഒരു സെന്‍ കഥയുണ്ട്. ഒരു അമ്മയുടെ മകന്‍ വലിയ ബുദ്ധിമാനാണ്. നന്നായി പഠിക്കുക കൂടി ചെയ്തു. അതോടെ അയാളെ ആ ദേശത്തിന്റെ രാജഗുരു ആയി നിയോഗിക്കുകയാണ്. ആ അമ്മ ഒരിക്കല്‍ തന്റെ മകനെ കാണാന്‍ രാജകൊട്ടാരത്തിലേയ്ക്കു പോകുന്നു. പോകുമ്പോള്‍ തെരുവോരങ്ങളിലെ മനുഷ്യരെല്ലാം പണ്ഡിതനായ രാജഗുരുവിനെ കുറിച്ചു പറയുന്നുണ്ട്. അതു തന്റെ മകനെ കുറിച്ചാണെന്നു അമ്മയ്ക്കറിയാം. കൊട്ടാരത്തിലെത്തിയപ്പോള്‍ രാജാവിന്റെ സിംഹാസനത്തിനടുത്തു തന്നെ രാജഗുരു ഇരിക്കുന്നു. വലിയ ആചാര്യന്മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ അവരെ അതിശയിപ്പിക്കുന്ന ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് അയാള്‍. അമ്മ ആ പരവതാനിയിലൂടെ നടന്നു മകന്റെ അടുത്തെത്തി അവനെ തലങ്ങും വിലങ്ങും അടിക്കുകയാണ്. ഇതിനു വേണ്ടിയല്ല അമ്മമാര്‍ മക്കളെ പഠിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അടിക്കുന്നത്. എന്നിട്ട്, ഒരു കാറ്റു പോലെ അവര്‍ പുറത്തേയ്ക്കു പോകുകയും ചെയ്തു. ബുദ്ധിമാനായതുകൊണ്ടു തന്നെ ആ മകന്‍ ആലോചിക്കുന്നുണ്ട്, എന്തിനു വേണ്ടിയാകാം അമ്മമാര്‍ മക്കളെ പഠിപ്പിക്കുന്നത്? പണിയെടുത്തും മുണ്ടു മുറുക്കിയുടുത്തും പഠിപ്പിക്കുന്നത് എന്തിനു വേണ്ടിയാകാം? കൊട്ടാരത്തിന്റെ ഭാഗ്യങ്ങളുടെ ഭാഗമായി മാറാന്‍ വേണ്ടിയല്ല. ആ രാജഗുരു പിന്നീട് കൊട്ടാരം വിട്ടു പോകുകയും പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്നയിടത്തു ചെന്ന് അവരുടെ മക്കളെ അക്ഷരം പഠിപ്പിക്കുന്ന ഒരു ആശാനാകുകയും ചെയ്തു. ഒരിക്കല്‍ രാജഗുരു ആയിരുന്നു, ഇപ്പോള്‍ കളരിയാശാനാണ്. അങ്ങനെ അയാള്‍ തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കി. കാലാകാലങ്ങളായി മുതിര്‍ന്നവര്‍ പറയുന്ന ആശയങ്ങളില്‍ നിന്നു പുതിയ തലമുറ മാറിനടക്കുന്നതു നല്ലതാണ്. കുട്ടികള്‍ എന്തെങ്കിലുമൊക്കെ ആകണമെന്നു പറയുന്നത്, മുതിര്‍ന്നവരുടെ സ്വാര്‍ത്ഥതയുടെ ഭാഗമാണ്. ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ആകുക എന്നതാണു പ്രധാനം. ലാഭേച്ഛയില്ലാത്ത, മത്സരമില്ലാത്ത, താരതമ്യമില്ലാത്ത, പരാര്‍ത്ഥമായ മനോനിലയുടെ പേരാണ് ജൈവമനുഷ്യനെന്നത്. സദാ തുറന്നു പിടിച്ച രണ്ടു കണ്ണുകള്‍. അവയെ കൊണ്ട് ലോകത്തെ വീക്ഷിച്ചുകൊണ്ടിരിക്കുക. ഇത്രയും കുനിഞ്ഞിരിക്കാന്‍ പാടില്ല. പരിണാമത്തിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ കണ്ടിട്ടില്ലേ? ഇഴഞ്ഞു നടന്നിരുന്നയാള്‍ ഉയര്‍ന്നുയര്‍ന്ന് നേരെ നില്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ അവിടെ നിന്നു പിന്നെ കുനിയാന്‍ തുടങ്ങുകയാണ്. ഇപ്പോള്‍ കുനിഞ്ഞു ഫോണിന്റെ വെട്ടത്തില്‍ മാത്രം നോക്കിയിരിക്കുകയാണ്. ചില കാര്യങ്ങള്‍ നിങ്ങള്‍ ധാര്‍മ്മികതയോടെ മാത്രം ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതു നന്നായിരിക്കും. ഫോണ്‍ ഒരു കാലത്ത് സംഭാഷണത്തിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അതെല്ലാം വിനോദവ്യാപാരത്തിന്റെ ഭാഗമാണ്. അതില്‍ നിന്നൊക്കെ മാറി കുട്ടികളെ പോലെ കണ്ണുകള്‍ തുറന്നു പിടിച്ച് പുറംലോകത്തേക്കു വിസ്മയത്തോടെ നോക്കുന്നതു നല്ലതാണ്. ചെഗുവേരയുടെ ഏറ്റവും വലിയ ശക്തി തുറന്നു പിടിച്ച കണ്ണുകളായിരുന്നു എന്നാണു പറയുക. ബൊളീവിയന്‍ കാടുകളില്‍ ഈ മനുഷ്യന്‍ കൊല്ലപ്പെടുമ്പോഴും ഉണ്ടായിരുന്നു തുറന്നു പിടിച്ച ഒരു കണ്ണ്. സാമൂഹികയാഥാര്‍ത്ഥ്യങ്ങളോട്, ലോകത്തിന്റെ സമതയില്ലായ്മയോട്, ഉച്ചനീചത്വങ്ങളോട് ഒക്കെ തുറന്നു പിടിച്ച കണ്ണ്. കുറെക്കൂടി തുല്യതയും സമതയുമുള്ള ലോകം വരാനായി നിങ്ങള്‍ ചെയ്യേണ്ട കാര്യം കണ്ണിണകള്‍ തുറന്നു പിടിക്കുക എന്നതാണ്. അടുത്തതായി വേണ്ടത് ശ്രദ്ധയാണ്. ബുദ്ധന്റെ പടം വരയ്ക്കാന്‍ എളുപ്പമാണ്. ഒരു വട്ടം വരയ്ക്കുക, പിന്നെ പടവലങ്ങ പോലെ നീണ്ട രണ്ടു ചെവികളും. ഒരു മനുഷ്യനും അത്തരം ചെവികളുണ്ടാകില്ല എന്നു നമുക്കറിയാം. ബുദ്ധന്‍ വളരെയധികം ശ്രദ്ധയുണ്ടായിരുന്ന ആളായിരുന്നു. അതാണു വലിയ ചെവികള്‍ കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ ദൈവസങ്കല്‍പങ്ങളില്‍ വളരെ പ്രിയപ്പെട്ട ഒന്നാണു വിഘ്‌നേശ്വരന്‍. വലിയ ചെവികളുണ്ട്. നമുക്ക് പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്ന ഒന്നാണത്. കുട്ടികള്‍ക്കു പോലും ഓമനിക്കാന്‍ തോന്നുന്ന ഒരു ദൈവസങ്കല്‍പമാണ് ആനച്ചെവികളുള്ള വിഘ്‌നേശ്വരന്‍. അതുകൊണ്ട് വലിയ ചെവികളുള്ളവരാകുക. വലിയ ചെവികള്‍ ഉണ്ടാകുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല ബോധപൂര്‍വം പറയാതെ വിട്ട കാര്യങ്ങളും കേള്‍ക്കാന്‍ കഴിയും. എല്ലാവരെയും ശ്രവിക്കുക. വിശേഷിച്ചും നിങ്ങളുടെ മാതാപിതാക്കളെ. മക്കളെ നെഞ്ചിലിട്ടു വളര്‍ത്തണം എന്നു പറയാറുണ്ട്. നെഞ്ചിലെ മിടിപ്പു കേട്ടു വളരാന്‍. നിങ്ങളതു കേള്‍ക്കണം. അവര്‍ ചിലപ്പോള്‍ നിങ്ങളോടു കലഹിക്കുന്നുണ്ടാകും, സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുണ്ടാകും. അതെല്ലാം ആ മിടിപ്പി ന്റെ ഭാഗങ്ങളായി ശ്രവിക്കാന്‍ കഴിയണം. സ്‌നേഹത്തെ പരിഭാഷപ്പെടുത്താന്‍ പറ്റിയ ഒരു ഭാഷ ഇതുവരെയില്ല. ചിലരത് ദുഃഖമായും പൊസെസീവ്‌നെസായും പ്രകടിപ്പിക്കുന്നു. ചിലര്‍ ക്ഷോഭിച്ചുകൊണ്ടിരിക്കുന്നു. ഭാഷയുടെ മേല്‍ വലിയ പ്രശ്‌നമുണ്ടാക്കിയ ഒരു വിഷയത്തിന്റെ പേരാണ് സ്‌നേഹം. എന്തു ഭാഷ സംസാരിക്കുമ്പോഴും ഈ പറയുന്നയാള്‍ക്കു തന്നോടു സ്‌നേഹമുണ്ടെന്നു മനസ്സിലാക്കാന്‍ തുറന്നു പിടിച്ച ചെവിയുണ്ടായാല്‍ മതി. ലോകത്തെ കുറെക്കൂടി ശ്രദ്ധിക്കുക, കുറെക്കൂടി കേള്‍ക്കുക. കേട്ടു തുടങ്ങുമ്പോഴേയ്ക്കും ഒത്തിരി കാര്യങ്ങള്‍ തെളിഞ്ഞു വരും. ഒരു കഥയുണ്ട്. ഒരു ക്ഷേത്രം കടലില്‍ മുങ്ങിപ്പോയി. എങ്കിലും ആ ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദങ്ങള്‍ ഇന്നും തീരത്തു നിന്നു കേള്‍ക്കാം. അതു കേള്‍ക്കാനായി ധാരാളം പേര്‍ വരുന്നുണ്ട്. ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ വന്നു. മണിനാദം കേള്‍ക്കാനായി അയാള്‍ വളരെ ശ്രദ്ധിച്ചു നില്‍ക്കുകയാണ്. പക്ഷേ ഒരു ശബ്ദവും അയാളെ തേടി എത്തുന്നില്ല. ഒടുവില്‍ അയാള്‍ കടലില്‍ നിന്നുള്ള മണിനാദത്തെ വിട്ട്, പരിസരത്തുള്ള മറ്റു ശബ്ദങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തെങ്ങോലകളുടെ ശബ്ദവും കടല്‍കൊക്കുകളുടെ ചിറകടിയും എന്തിന്, മണലിലൂടെ പോകുന്ന ഞണ്ടുകളുടെ പാദപതനശബ്ദം കൂടിയും അയാള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞു. ഇങ്ങനെ തന്റെ ചുറ്റുമുളള പരിസരങ്ങളിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നൊരു ദിവസം കടലിന്നടിയില്‍ നിന്നുള്ള മണിനാദവും അയാള്‍ കേള്‍ക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു ഈശ്വരനാദത്തെയാണു തിരയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ചുറ്റിനുമുള്ള ശബ്ദങ്ങളാണ്. തെരുവിലെ ശബ്ദങ്ങളാണ്. എല്ലായിടത്തെയും ശബ്ദങ്ങളെ കേള്‍ക്കണം. കൂട്ടുകാരുടെ ശബ്ദങ്ങള്‍ കേള്‍ക്കുക. അദ്ധ്യാപകരുടെ ആകുലതകള്‍ക്കു കാതോര്‍ക്കുക. അനുകമ്പയുള്ളവരായിരിക്കുക. യേശുവിന്റെ ചിത്രങ്ങളില്‍ പിളര്‍ന്ന നെഞ്ചു നിങ്ങള്‍ക്കു കാണാനാകും. അനുകമ്പയാണത്. വിദ്യാഭ്യാസവും ഈ അനുകമ്പ സൃഷ്ടിക്കാന്‍ വേണ്ടിയാണ്. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യമതാണ്. അതു മറന്നുപോകുമ്പോഴാണ് വിദ്യാഭ്യാസസമ്പ്രദായത്തിനെതിരെ ഇത്രയും ആരോപണങ്ങളുണ്ടാകുന്നത്. കരുണയുള്ള മനുഷ്യരുണ്ടാകുക. അതു വളരെ പ്രധാനപ്പെട്ടതാണ്. ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയില്‍ മാത്രമായി ഒതുങ്ങുന്ന ഒരു കാലം വരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവര്‍ക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്. പുറത്തു മനുഷ്യര്‍ വല്ലാത്ത രോഷവും വിദ്വേഷവുമൊക്കെ വച്ചുപൊറുപ്പിക്കുന്നുണ്ട്. ചിലര്‍ അതിനു മുകളിലടയിരുന്ന് അതിനെ വളര്‍ത്തിയെടുക്കുന്നുണ്ട്. ലോകം ശത്രുതയുടെ ലോകമായി മാറുന്നു എന്ന തെറ്റിദ്ധാരണ തിരുത്തേണ്ട ബാദ്ധ്യത പുതിയ തലമുറയ്ക്കാണ്. കരുണയുടെയും അനുഭാവത്തിന്റെയും പരിഗണനയുടെയും ഒക്കെ ഒരു കാലമാണു വരേണ്ടത്. അമ്പതു വയസ്സിനു മുകളിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ തലമുറയുടെ ഏറ്റവും വലിയ ഒരു മേന്മ അവര്‍ ആരെയും കളിയാക്കുന്നില്ലെന്നതാണ്. ബോഡി ഷെയിമിംഗ് ഒക്കെ മുതിര്‍ന്നവരുടെ തലമുറയില്‍ വളരെ സാധാരണമായിരുന്നു. ആകാരം വച്ചുകൊണ്ട് ആളുകളെ എന്തുമാത്രം പരിഹസിച്ചിരുന്ന ഒരു നാടാണെന്നറിയാമോ ഇത്? എനിക്കൊരു കാര്യമുറപ്പാണ്. ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയില്‍ മാത്രമായി ഒതുങ്ങുന്ന ഒരു കാലംവരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവര്‍ക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്. ചെറിയൊരു സംഭാഷണത്തിനിടയില്‍, ഒരാളെ പിടികിട്ടാതെ പോയപ്പോള്‍ കോങ്കണ്ണുള്ള ഒരാള്‍ എന്നു ഞാന്‍ വിശദീകരിച്ചു. ചേട്ടന്റ മകളിതു കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്താണ് ഈ കോങ്കണ്ണ് എന്നവള്‍ ചോദിച്ചു. കുട്ടിക്കാലമെല്ലാം വിദേശരാജ്യങ്ങളിലായിരുന്നതുകൊണ്ട് ഈ മലയാളവാക്ക് അവള്‍ക്കറിയില്ലായിരിക്കും എന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ. കണ്ണിന്റെ ഒരു പ്രശ്‌നമാണതെന്നു ഞാന്‍ വിശദീകരിച്ചു. അവള്‍ വളരെ കരുണയോടെ എന്നെ നോക്കിയിട്ടു ചോദിച്ചു, സോ വാട്ട്? അതുകൊണ്ടെന്താ? മനുഷ്യരുടെ കണ്ണുകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളാണു മാറേണ്ടത്. വൈവിധ്യങ്ങളെ അംഗീകരിക്കുക, വൈകല്യങ്ങളെ സവിശേഷതകളായി കാണുക എന്നൊക്കെ പറയുന്നത് എത്രയോ ഭംഗിയായിട്ടാണു പുതിയ തലമുറ സ്വാശീകരിച്ചിരിക്കുന്നത്? സ്വാഭാവികമായും ഞാന്‍ വിചാരിക്കുന്നു, ഞങ്ങളേക്കാള്‍ കരുണയുള്ള ഒരു കാലമാണ് പുതിയ തലമുറയിലൂടെ വരാന്‍ പോകുന്നത്. പഠനത്തിലൂടെയോ എത്തിച്ചേരാന്‍ പോകുന്ന തിരക്കുകളിലൂടെയോ ഒന്നും ഇതു കൈമോശം വരാതെ നോക്കുക, സദാ പിളര്‍ന്ന ഒരു നെഞ്ച് സൂക്ഷിക്കുക. അടുത്തത് കോര്‍ത്തു പിടിച്ച കരങ്ങളാണ്. കരങ്ങള്‍ കോര്‍ത്തു പിടിക്കാന്‍ കഴിയണം. ഈ കാലം മോശമാണെന്നു ചിലര്‍ പറയുന്നുണ്ട്. വ്യക്തിപരമായ വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടു പോലും ഈ കാലം മോശമാണെന്നു പറയാന്‍ കഴിയുന്നില്ല. ഭേദപ്പെട്ട ഒരു കാലം തന്നെയാണിത്. പക്ഷേ ഈ കാലത്തിന്റെ സന്ദിഗ്ധതകളെ കുറുകെ കടക്കണമെങ്കില്‍ നാം കൈ കോര്‍ത്തു പിടിക്കുക തന്നെ വേണം. സാറാ ജോസഫിന്റെ എസ്‌തേര്‍ എന്ന നോവലുണ്ട്. ജറുസലെം ദേവാലയം തകര്‍ക്കപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരമ്മയുടെ മകളാണ് എസ്‌തേര്‍. ഓടിപ്പോകുന്ന വഴിക്ക് ഒരു കല്ലില്‍ തട്ടി അമ്മ വീഴുകയാണ്. മകള്‍ക്കു പരിക്കേല്‍ക്കാതിരിക്കാന്‍ അമ്മ ശ്രമിക്കുന്നു. എസ്‌തേര്‍ പിന്നീട് ഓര്‍മ്മിക്കുന്നു, ആ കല്ല് ഇപ്പോഴും അവിടെയുണ്ട്. അതില്‍ തട്ടി മനുഷ്യര്‍ പിന്നെയും വീഴുന്നുണ്ട്. ആ കല്ല് എടുത്തു മാറ്റാന്‍ ആരും ശ്രമിക്കുന്നില്ല. ചിലര്‍ ആ കല്ലില്‍ നോക്കി ഉറഞ്ഞു പോകുകയാണ്. വേറെ ചിലര്‍ ആ കല്ലില്‍ തങ്ങളുടെ ആയുധങ്ങള്‍ രാകി മിനുക്കുന്നു. ഖേദവും ക്ഷോഭവുമില്ലാതെ ചില കല്ലുകളെ കുറുകെ കടക്കണമെങ്കില്‍ കൈ കോര്‍ത്തു പിടിച്ചാലേ കഴിയൂ. അതിരപ്പള്ളിയുടെ പേരു കേട്ടു തുടങ്ങുന്ന കാലത്തു തന്നെ അവിടെ പോകാന്‍ അവസരം കിട്ടിയിരുന്നു. അവിടെ നടക്കുമ്പോള്‍ ഒരു അദ്ധ്യാപകന്‍ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ട്. വഴുതുന്ന പാറയാണ്, കുറുകെ കടക്കണമെങ്കില്‍ കൈ കോര്‍ത്തു പിടിച്ചേ പറ്റൂ. ഈ കാലത്തെ, അതിന്റെ നിരാശാബോധത്തെ കുറുകെ കടക്കുവാന്‍ കൈ കോര്‍ത്തു പിടിക്കുക. മാക്‌സിം ഗോര്‍ക്കി തന്റെ ആത്മകഥയ്ക്കിട്ട പേര് എന്റെ സര്‍വ്വകലാശാല എന്നാണ്. ആ പുസ്തകത്തില്‍ ഏറ്റവും കുറച്ചു പരാമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസമാണ്. ബാക്കിയെല്ലാത്തിനെയുമാണ് അദ്ദേഹം സര്‍വ്വകലാശാല എന്നു വിശേഷിപ്പിക്കുന്നത്. ഔട്ട് ഓഫ് സിലബസിലേയ്ക്കു കടന്നു പോകാന്‍ പറ്റുന്ന ഒരു കാല്‍പാദം വേണം. മനസ്സുകൊണ്ടും ശരീരം കൊണ്ടുമുള്ള യാത്രകളെ സ്‌നേഹിക്കുക. യാത്രകള്‍ കൊണ്ടു മാത്രമേ ലോകത്തിനു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ആണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന പോലെ തന്നെ പെണ്‍കുട്ടികളെയും യാത്ര ചെയ്യാന്‍ സഹായിക്കണം. ഔപചാരിക വിദ്യാഭ്യാസത്തിനെതിരായ ധാരാളം ആരോപണങ്ങളുണ്ട്. അതിന്റെ സത്ത മനസ്സിലാക്കാതെ പോയ ഗുണഭോക്താക്കളുടെ പ്രശ്‌നമാണത്. പുഴയിലേയ്ക്കു ചാടി പുഴയ്ക്കു ചീത്തപ്പേരുണ്ടാക്കരുത്. ജൈവമനുഷ്യരാകുക. കുറെ കൂടി കവിതയുള്ള, ലാഭേച്ഛയില്ലാത്ത, പരാര്‍ത്ഥതയില്‍ ജീവിക്കുന്ന മനുഷ്യരാകുക. തുറന്നു പിടിച്ച കണ്ണുകളുണ്ടാകുക, നല്ല കേള്‍വിയുണ്ടാകുക, പിളര്‍ന്ന നെഞ്ചുണ്ടാകുക. നിങ്ങളുടെ ലോകം കുറെക്കൂടി അഴകുള്ളതാകട്ടെ. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. താഴെ കൊടുത്തിരിക്കുന്ന വർഗ്ഗങ്ങൾ വിക്കിയിലുണ്ടെങ്കിലും, ഉപയോഗിക്കപ്പെടാനോ ഉപയോഗിക്കപ്പെടാതിരിക്കാനോ സാദ്ധ്യതയുണ്ട്. അവശ്യവർഗ്ഗങ്ങൾ കൂടി കാണുക. ജേവാറില്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ മുംബയ്… മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ… ലക്ഷദ്വീപ് വിഷയം പ്രതിപക്ഷ പാർട്ടികൾ യോജിച്ച പ്രക്ഷോപത്തിന് തയാറാകണം മഹല്ല് ജമാ അത്ത് കൗൺസിൽ കേരളത്തിലെ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനായി ട്രോളിങ് നിരോധനം 90 ദിവസത്തേക്ക് നടപ്പിലാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു ജേവാറില്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ മുംബയ് അന്ധേരിയിലെ… മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ്… മരക്കാര്‍ ആദ്യ ദിന കേരള ഷോ കളക്ഷന്‍ അറിയാം കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021 മുംബൈയില്‍ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ്… നിങ്ങളിങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാണ് ഭായ് ജയറാമിനോട് ആരാധകര്‍ ഷവറിലെ കുളി: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍! ‘മരക്കാര്‍’ ആദ്യ പകുതിയെ പുകഴ്ത്തി പ്രേക്ഷകര്‍ ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ് ശതാവരി എന്ന ഔഷധസസ്യത്തിന് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന്… മക്കോട്ടദേവ അഥവാ ദേവപ്പഴം ശാസ്ത്രലോകം പറയുന്നു കടുക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലുണ്ട് ഈ കാരണങ്ങൾ Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ മാനഹാനി ഭയന്ന് ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്; തത്സമയ ലോണ്‍ ആപ്പ് വഴിയുള്ള അനധികൃത വായ്പയിൽ കുടുങ്ങി ആയിരങ്ങൾ മാനഹാനി ഭയന്ന് ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്; തത്സമയ ലോണ്‍ ആപ്പ് വഴിയുള്ള അനധികൃത വായ്പയിൽ കുടുങ്ങി അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'fF അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 'sS അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്. കോളയാട്: ആലച്ചേരി ജ്ഞാനോദയം വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വയലാർ ദിനാഘോഷവും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ചടങ്ങിൽ കൊവിഡ് കാലത്ത് നടത്തിയ വിവിധ ഓൺലൈൻ മത്സരങ്ങളുടെ സമ്മാനദാനവും നടത്തി. താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു ലിൻഡ പാർക്കർ വർഷത്തിന്റെ മധ്യത്തിൽ കുളങ്ങളിൽ പോകാനുള്ള അവസരം വ്യക്തികൾക്ക് ലഭിക്കുന്നു. ഈ സമയത്ത് ധാരാളം ആളുകൾ അവധിക്കാല പദ്ധതികൾ ആസൂത്രണം ചെയ്യുന്നു, അവയ്‌ക്കായി വേണ്ടത്ര തയ്യാറെടുപ്പിനായി ധാരാളം വിവരങ്ങൾ ആവശ്യമാണ്. തണുത്ത വെള്ളം അവർക്ക് th ഷ്മളതയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ അവസരം നൽകുന്നു. തണുപ്പിക്കൽ അവരുടെ ശരീരത്തിനുള്ളിൽ വേഗത്തിൽ സംഭവിക്കുന്നു, മാത്രമല്ല കൂടുതൽ മികച്ചതായി തോന്നാൻ അവരെ സ്വാധീനിക്കുകയും ചെയ്യും. നീന്തൽക്കുളം റിപ്പോർട്ടുകൾ നിങ്ങളുടെ പൊതു പരിസരത്തുള്ളവരെക്കുറിച്ചുള്ള സുപ്രധാന ഡാറ്റ നൽകുന്നു. ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി തുറന്നിരിക്കുന്ന കുളങ്ങളുടെ സുരക്ഷ ഒരു മില്ലിന്റെ ആശങ്കയാണ്. സ്വന്തം സവിശേഷതകൾ വീട്ടിൽ അവതരിപ്പിക്കാൻ കഴിയുന്ന രണ്ടോ മൂന്നോ ആളുകളുണ്ട്. അവർക്ക് ഫെൻസിംഗിനായി ഒരു വലിയ അളവിലുള്ള മുറി ഉണ്ട് അല്ലെങ്കിൽ ഒരു ചെറിയ ജില്ലയിൽ രസകരവും എന്നാൽ സുരക്ഷിതവുമായ സ്ലൈഡ് പോലും ഉണ്ട്. അവർ അതിൽ സ്വത്തുക്കൾ സ്ഥാപിക്കുകയും ശാന്തത നിലനിർത്തുകയും ചെയ്യുന്നു. സ്വന്തം ജില്ലയ്ക്കായി ശ്രദ്ധിക്കുന്ന ആളുകൾക്ക് അവർ പതിവായി ക്ലോറിൻ എങ്ങനെ സംയോജിപ്പിക്കുന്നുവെന്ന് കൃത്യമായി അറ ഒരു കോപ്പിയർ വാടക ചിക്കാഗോ സ്ഥാപനം തിരഞ്ഞെടുക്കുന്നതിനുള്ള ഫലപ്രദമായ ഗൈഡ് എഡ്വേർഡ് കോൾ ഏത് ഓഫീസിലും ആനുകൂല്യങ്ങൾ കാരണം പ്രിന്ററുകൾക്ക് ഒരു പ്രധാന പങ്കുണ്ട്. എന്നിരുന്നാലും, ഈ വസ്‌തുതകൾ‌ പരിപാലിക്കാൻ‌ പ്രയാസമാകുന്നതുവരെ എല്ലാ ആളുകൾ‌ക്കും അവബോധമില്ല, മാത്രമല്ല അവ ഇനി ഉപയോഗിക്കാൻ‌ കഴിയില്ല. വിപണിയിലെ മിക്ക വിതരണക്കാരും വാങ്ങുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. മിക്ക ആളുകളും ഒരു നിശ്ചിത സമയത്തേക്ക് മെഷീൻ വാടകയ്‌ക്കെടുക്കാൻ തിരഞ്ഞെടുക്കുന്നു. അതിനാൽ ശരിയായ കോപ്പിയർ റെന്റൽ ചിക്കാഗോ കമ്പനി കണ്ടെത്തേണ്ടത് പ്രധാനമാണ് ശരിയായ പാട്ടക്കരാർ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ച് ചുവടെ നൽകിയിരിക്കുന്ന നുറുങ്ങുകൾ ഉപയോഗിക്കുക. തങ്ങൾ എന്ത് ആവശ്യങ്ങൾ നിറവേറ്റണമെന്ന് അവർക്ക് ഉറപ്പില്ലാത്തതിനാൽ മിക്ക ആളുകളും ഒരു തെറ്റ് ചെയ്യും. ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ, ഒരാൾ എന്താണ് ആഗ്രഹിക്കുന്നതെന്നും ദിവസാവസാനം നേടാൻ ആഗ്രഹിക്കുന്നുവെന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ഉൽപാദന ആവശ്യങ്ങൾ നിറവേറ്റേണ്ടത് എന്താണെന്ന് കണ്ടെത്തുക. ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്റ്റാഫ് വലുതാണെങ്കിൽ, അത് നേരിടാൻ കഴിയുന്ന യന്ത്രങ്ങൾ പാട്ടത്തിനെടുക്കുന്ന ഒരു സ്ഥാപ നിങ്ങൾ മെയിലിംഗ് മെഷീനുകൾക്കായി തിരയുകയാണെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഇതാണ് പോൾ മോർഗൻ വ്യക്തിഗത നിക്ഷേപകർ എടുക്കുന്ന തീരുമാനങ്ങളുടെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും നിക്ഷേപങ്ങൾ. ഇതിനർ‌ത്ഥം, ഒരാൾ‌ക്ക് അവരുടെ ഇടപഴകൽ‌ മേഖലയെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ‌ നൽ‌കേണ്ടതുണ്ട്, അതുവഴി അവർക്ക് ശരിയായ തീരുമാനങ്ങൾ‌ എടുക്കാൻ‌ കഴിയും. ആ വരിയിൽ, ഈ ലേഖനം മെയിലിംഗ് മെഷീനുകളെക്കുറിച്ചുള്ള നുറുങ്ങുകളും ഈ ഉപകരണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരാൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും നൽകുന്നു ഒരു വ്യക്തി ഉപകരണങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഗാർഹിക ഉപയോഗത്തിനോ ഓഫീസ് ഉപയോഗത്തിനോ ആകാം ഇത്. ചെലവ് താങ്ങാനാകുമെന്ന് ഉറപ്പാക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾ സ്വന്തമാക്കുമോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നതിനാൽ നിങ്ങൾ എല്ലായ്പ്പോഴും മുൻ‌ഗണന നൽകേണ്ട ഘടകമാണ് താങ്ങാനാവുന്നത. കൂടാതെ, വാങ്ങിയതിനുശേഷം നിങ്ങളുടെ സാമ്പത്തിക സ്ഥിരത തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടേത് ഒരു കമ്പനിയാണെങ്കിൽ നിങ്ങൾക്ക് നിരവധി കഷണങ്ങൾ വേണമെങ്കിൽ, നിങ്ങളുടെ ചെലവിലേക്ക് നിങ്ങളെ നയിക്കുന്ന ഒരു ബജറ്റ് നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. ന്യായമായ വിലകൾ ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന സ്റ്റെഫാനി ഹെയ്സ് സസ്യങ്ങളും ചില പ്രകൃതിവിഭവങ്ങളും പോലെ ഞങ്ങളുടെ വീട്ടിലേക്ക് ചില ഡിസൈനുകൾ ഇടുന്നത് സാധാരണമാണ്, അത് ഞങ്ങൾക്ക് കൂടുതൽ ഡീലുകൾ സൃഷ്ടിച്ചേക്കാം. ഈ ഇന്നത്തെ തൊഴിലാളികൾ മാർക്കറ്റിംഗ് ശൈലിയിലും അവർക്കുള്ള ഉൽപ്പന്ന ബിസിനസിന്റെ വിൽപ്പനയിലും ഞങ്ങൾ സംതൃപ്തരാകണമെന്ന് ആഗ്രഹിക്കുന്നു. വില്പനയ്ക്ക് ചൌദിചിഫൊര്മ്സ് നിങ്ങൾക്കായി ചില പ്ലാന്റ് ഡിസൈനുകൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ ജീവിതവും ഇപ്പോൾ നിങ്ങൾക്കുള്ള സ്ഥലവും നിങ്ങൾക്ക് അത്യാവശ്യമായ കാര്യങ്ങളും തിരയുന്ന വളരെ നല്ല ഒന്ന് നിങ്ങൾ കണ്ടെത്തണം. നിങ്ങൾക്ക് സ്വയം സന്തോഷിപ്പിക്കാൻ കഴിയുന്ന മികച്ചതും മികച്ചതുമായ കോഡിസിഫോം സൃഷ്ടിക്കാൻ ഇത് സഹായിക്കും. നിങ്ങളുടെ ഡിസൈനുകൾ‌ക്കായി മികച്ച ചില മികച്ച പ്ലാനുകളും നിങ്ങൾ‌ക്ക് അനുയോജ്യമായ കാര്യങ്ങളും അവർക്ക് ഉണ്ട്. ഉൽ‌പ്പന്നത്തിൻറെയും വിൽ‌പന ശൈലിയുടേയും അടിസ്ഥാനത്തിൽ അതിനെ വിഭജിക്കാതിരിക്കാനുള്ള അവരുടെ തന്ത്രം നന്നായി കാണുക, കാരണം ഈ വിഷയത്തിൽ‌ അവരെ സ്ഥാനക്കയറ്റം നൽകേണ്ടത് അത്യാവശ്യമാണ്. മുമ്പത്തേക്കാൾ മികച്ചതും മികച്ചതുമായ മാർക്കറ്റിംഗ് ചെയ്യാനുള്ള കഴിവ് അവർക്ക് ഉണ്ട്. അവിടെയുള്ള ജോലിക്കും ശ്ര ഈ നുറുങ്ങുകൾ ഉപയോഗിച്ച് മെഡിക്കൽ ഡോക്യുമെന്റ് വിവർത്തന സേവനങ്ങളിൽ നിന്ന് നിയമിക്കുക ഹെൻ‌റി കാമ്പ്‌ബെൽ ഓരോ തവണയും നിങ്ങൾ ഒരു ചോദ്യം ചോദിക്കുമ്പോൾ അതിനുള്ള ഉത്തരം എപ്പോഴും ഉണ്ടായിരിക്കും. നിങ്ങൾ കുറച്ച് ഗവേഷണം നടത്തി അത് സ്വയം കണ്ടെത്തണം. ചില മെഡിക്കൽ ഡോക്യുമെന്റ് വിവർത്തന സേവനങ്ങളിൽ ജോലി കണ്ടെത്തുന്നത് സമാനമാണ് നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തി അതിനുശേഷം ഒരു പദ്ധതി തയ്യാറാക്കണം. എന്നിരുന്നാലും, ഇവയെല്ലാം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന ചില കാര്യങ്ങൾ ഇവിടെയുണ്ട്. നിങ്ങൾ നോക്കേണ്ട ആദ്യ കാര്യം, അടിസ്ഥാനപരമായി നിങ്ങൾ ആഗ്രഹിക്കുന്നതെന്താണെന്ന് കൃത്യമായി അറിയുക എന്നതാണ്. എല്ലാം മികച്ചതാണെന്ന് ഉറപ്പാക്കുമ്പോൾ തന്നെ അതിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാനുള്ള ഒരു മാർഗം നിങ്ങൾ കണ്ടെത്തണം എന്നാണ് ഇതിനർത്ഥം. മുഴുവൻ കാര്യങ്ങളും നിങ്ങളെ നയിക്കാൻ നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഉപയോഗിക്കാൻ കഴിയുന്ന പ്രാഥമിക രീതികൾ എന്താണെന്ന് നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. സാഹചര്യത്തെക്കുറിച്ച് നന്നായി മനസിലാക്കാൻ നിങ്ങൾ പരിഹരിക്കേണ്ട ആവശ്യകതകൾ എന്താണെന്ന് നിങ്ങൾ മനസിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. നമുക്ക് ചെയ്യാൻ കഴിയുമെന നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ Kerala Live നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാർ നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ ഓൺലൈൻ ട്രേഡിങ്ങ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ പണം സമ്പാദിക്കുവാൻ ആകർഷകമായ രീതിയിൽ വാഗ്ദാനം നൽകി സാധാരണക്കാരിൽ നിന്ന് വൻതുകകൾ ത ട്ടി യ പ്ര തി കളെ കോ യമ്പ ത്തൂരിൽ നിന്ന് പോ ലീ സ് പി ടി കൂടി. ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴിവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ് തൃശൂർ അമ്മാടത്തുള്ള ചിറയത് വീട്ടിൽ ജോബി എന്ന നാല്പത്തി മൂന്നുകാരൻ, തൃശ്ശൂർ ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടിൽ വീട്ടിൽ സ്മിത എന്ന നാല്പതുകാരി എന്നിവരെയാണ് നെടുപുഴ പോ ലീ സ് അ റ സ്റ്റ് ചെയ്തത്. തൃശ്ശൂർ ടൗണിൽ SJ Associates എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ ത ട്ടി പ്പിന് തുടക്കമിട്ടത്. Toll Deal Ventures LLP എന്ന പേരിൽ മണിചെയിൻ മാതൃകയിൽ കോഴിക്കോട് ആസ്ഥാനമാക്കിയാണ് Online Trading എന്ന ബിസിനസ്സ് പ്രവർത്തിച്ചിരുന്നത്. നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു പല ദിവസങ്ങളിലായി തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകൾ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. ട്രേഡിങ്ങിനായി പണം സ്വരൂ പിക്കുക എന്ന ഘട്ടത്തിലേക്കാണ് ഇവർ ആദ്യം പണം വാങ്ങുക. പണം നൽകുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസർ ഐഡിയും പാസ്സ് വേഡും നൽകുന്നു. 20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ? ഈ പാസ്സ് വേഡ് ആപ്ളിക്കേഷനിൽ നൽകുന്നതോടുകൂടി ഇവർ നൽകുന്ന തുകയ്ക്ക് തുല്ല്യമായ ഡോളർ വാലറ്റിൽ ക്രെ ഡിറ്റ് ആകുന്നത് ആപ്ളിക്കേഷനിൽ കാണിക്കുന്നു. പല ദിവസങ്ങളിലായി ഈ ഡോളർ കൂടുകയും ചെയ്യുന്നു. വേറെ ഒരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേർക്കുന്നതോടെ അവർക്ക് അതിന്റെ ക മ്മീ ഷനായുള്ള തുകകൂടി ഡോളറായി വാലറ്റിൽ ലഭിക്കും എന്ന ഓഫറും കൂടി ഇവർ നൽകുന്നുണ്ട്. ഇങ്ങനെ ആപ്ളിക്കേഷനിലെ വാലറ്റിൽ ഡോളർ വർദ്ധിക്കുന്നു. BLURB:അധോലോകമെന്നോ ഉപരിലോകമെന്നോ വിളിക്കാവുന്ന ഇരുണ്ട ലോകത്തിലെ ഉപജാപങ്ങളും നിഗൂഢതകളും. കുമിഞ്ഞുകൂടുന്ന പണത്തിന്റെ കണക്കുമറയ്ക്കാൻ ചാരിറ്റിയെന്ന തിരശ്ശീല. നീതിയുടെ കാവലാളുകളായി വരുന്ന ചിലർ, സൗമ്യതയുടെ മറവിൽ നിഗൂഢമായ ഒരു ഭൂതകാലം ഒളിപ്പിച്ച എബി അഗസ്റ്റിൻ. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഒരുമ്പെട്ടിറങ്ങിയ പശുപതി വിശ്വനാഥൻ. സെക്കഡെലിക് സ്വപ്നങ്ങൾക്കൊടുവിൽ സ്വനിയോഗം തിരിച്ചറിഞ്ഞ അപർണ മാധവൻ. ഇവർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ വെളിവാകുന്ന ചതിയുടെ ഒരു പുരാവൃത്തം. ഇൻറർനാഷണൽ ബിസിനസ് പശ്ചാത്തലമാക്കി രചിക്കപ്പെട്ട ത്രില്ലർ നോവൽ. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.റിപ്പോർട്ട്‌/ചിത്രങ്ങൾ ശരണ്യ സ്നേഹജൻ ആലപ്പുഴ: പുളിങ്കുന്നിൽ അനധികൃത പടക്ക നിർമാണ യൂണിറ്റിലുണ്ടായ അപകടത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആൻ്റണി പുരയ്ക്കലിൻ്റെ ഉടമസ്ഥതയിൽ ഉള്ള പടക്ക നിർമ്മാണ യൂണീറ്റിലാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്. വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡ് അംഗം മറിയാമ്മ ജോസഫിൻ്റെ ഭർത്താവ് റെജി, മീനു, ബിന്ദു ,ഷേർളി എന്നിവർക്കാണ് ഗുരുതര പരിക്ക്. സരസമ്മ, ഓമന, ഷീല, ഏലിയാമ്മ, തോമസ് എന്നിവർക്കും പൊള്ളലേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചുമോന്റെ ബന്ധുക്കളും അയൽവാസികളുമാണ് ഇവരെല്ലാം. വീടിനോട് ചേർന്നു പടക്ക നിർമാണത്തിനായി തയാറാക്കിയ ഷെഡിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാർ അഗ്നിശമന സേനയേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു. Infant Death നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ് IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ Medical College മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ വിന്‍ഡോസിനു വേണ്ടിയുള്ള മലയാളം ഡെസ്ക്ടോപ്പ് ബൈബിള്‍ സോഫ്റ്റ്‌വെയര്‍ താങ്കള്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും ഞങ്ങളെ അറിയിക്കുക ഞങ്ങളുമായി ബന്ധപ്പെടുവാന്‍ താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗിക്കുക. നിങ്ങള്‍ ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല എങ്കില്‍ പേരും ഇമെയില്‍ വിലാസവും നല്‍കേണ്ടതില്ല. മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന ഫറവോകളെ നമ്മള്‍ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും, അടിച്ചമര്‍ത്തപ്പെടുന്ന പാവങ്ങളുടെ നിലവിളികള്‍ നമ്മള്‍ കേള്‍ക്കും, അവരില്‍ ചിലരെയെങ്കിലും മോചിപ്പിക്കാന്‍ നമ്മള്‍ കൊതിക്കും. അതുപോലെതന്നെ ചിലരെ നമുക്ക് അനുകരിക്കാന്‍ തോന്നും. അങ്ങനെയുള്ള രണ്ടു സ്ത്രീരത്നങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ആദ്യ താളിലുണ്ട്; രണ്ടു സൂതികര്‍മിണികള്‍. മരണ സംസ്‌കാരത്തിന്റെ മുന്‍പില്‍ ജീവനുവേണ്ടി നിലപാടെടുത്ത രണ്ടു വിശുദ്ധ ജന്മങ്ങള്‍. ഉല്പത്തി പുസ്തകത്തില്‍ നിന്നു നേരിട്ടുള്ള ഒരു തുടര്‍ച്ചയാണ് പുറപ്പാട് പുസ്തകം. യഹൂദരുടെ വളര്‍ച്ചയെ ഓര്‍ത്ത് ആകുലപ്പെടുന്ന ഫറവോയുടെ ചിത്രത്തോടു കൂടിയാണ് അതു തുടങ്ങുന്നത്. ഇന്നലെകളില്‍ ഉണ്ടായിരുന്ന സാഹോദര്യത്തിന്റെ ഓര്‍മ്മകള്‍ നഷ്ടമായ ഒരു ഫറവോയുടെ ചിത്രം. ഇന്നിതാ, അവന്‍ തന്റെ വര്‍ഗത്തിലും വര്‍ണത്തിലുമല്ലാത്തവരെ ശത്രുവായി കരുതുന്നു. ബഹുസ്വരതയുടെ സൗന്ദര്യം അനുഭവിച്ചിരുന്ന ഒരു ജനതയെ പരസ്പര ശത്രുക്കളാക്കി അവന്‍ മാറ്റുന്നു. ഭയത്തിന്റെ പാനപാത്രത്തില്‍ നിന്നു കുടിച്ചവന്‍ വെറുപ്പിന്റെ കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്നു. നവജാതശിശുക്കളെ പോലും ഭയക്കുന്നു അവന്‍. അധികാരികള്‍ക്ക് അവരുടെ നിലനില്പിനെകുറിച്ചോര്‍ത്തുള്ള ഭയമുണ്ടാകുമ്പോഴാണ് രാജ്യത്തില്‍ സഹജവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ ഉടലെടുക്കുക. അതിന്റെ ഏറ്റവും ക്രൂരമായ ചിത്രമാണ് പു റപ്പാട് 1:15-16: ”ഈജിപ്തുരാജാവ് ഷിഫ്‌റാ, പൂവാ എന്നു പേരായ രണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു: നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കുവിന്‍; പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ.” പുരാതന ഈജിപ്തിലും ഇസ്രായേലിലും ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു തൊഴിലാണ് സൂതികര്‍മിണികളുടെ തൊഴില്‍. സ്ത്രീകള്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന ഏക തൊഴില്‍. വിശുദ്ധമാണ് ഈ തൊഴില്‍. അതുകൊണ്ടുതന്നെ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഒരു വിശുദ്ധിയുടെ പരിവേഷം സമൂഹം കല്‍പ്പിച്ചിരുന്നു. ഓരോ ഗ്രാമത്തിന്റെയും പൊതുസ്വത്തായിട്ടാണ് സമൂഹം അവരെ കരുതിയിരുന്നത്. അമ്മമാരുടെ പ്രസവവേദനകളില്‍ പങ്കുചേരുന്നവരാണവര്‍. അങ്ങനെ അവരുടെ കരങ്ങളിലൂടെ സമൂഹം പുതുതലമുറയെ സ്വീകരിക്കുന്നു. നോക്കുക, ആ വിശുദ്ധ കരങ്ങളിലാണ് മരണത്തിന്റെ എണ്ണ പുരട്ടാന്‍ ഫറവോ ശ്രമിക്കുന്നത്. ബൈബിള്‍ സംസ്‌കാരത്തില്‍ പ്രസവത്തിന് പ്രഥമസ്ഥാനമുണ്ട്. ഉല്പത്തി പുസ്തകത്തിലെ സ്ത്രീകഥാപാത്രങ്ങളില്‍ ഏറ്റവും സുന്ദരിയാണ് റാഹേല്‍. ഒരു കുഞ്ഞിനു വേണ്ടി അതിയായി ആഗ്രഹിച്ചവളാണവള്‍. എന്നിട്ടും അവളുടെ രണ്ടാമത്തെ കുഞ്ഞായ ബെന്യാമിനെ പ്രസവിക്കുമ്പോഴാണ് അവള്‍ മരിക്കുന്നത്. ആ നിമിഷത്തിലാണ് ഒരു സൂതികര്‍മിണിയുടെ വാക്കുകള്‍ വിശുദ്ധഗ്രന്ഥം ആദ്യമായി രേഖപ്പെടുത്തുന്നത്: ”പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും” (ഉത്പ 35:17 ഏറ്റവും സുന്ദരവും പ്രതീക്ഷ പകരുന്നതുമായ വാക്കുകള്‍. നൊമ്പരങ്ങള്‍ അനുഭവിച്ചിട്ടുള്ളവര്‍ മാത്രം പകരുന്ന മന്ത്രണമാണിത്. താമാറിന്റെ പ്രസവസമയത്തും നമ്മള്‍ ഒരു സൂതികര്‍മിണിയെ കാണുന്നുണ്ട്. ഇപ്പോഴിതാ, ഈജിപ്തിലെ വിപ്രവാസത്തില്‍ രണ്ടു സൂതികര്‍മിണികള്‍. ഈജിപ്തുകാരാണവര്‍. എന്നിട്ടും അവരുടെ പേരുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു – ഷിഫ്‌റാ, പൂവാ. ഷിഫ്‌റാ എന്ന പദത്തിനര്‍ത്ഥം സുന്ദരിയെന്നും പൂവാ എന്നതിന് തേജസ്, വെളിച്ചം എന്നൊക്കെയാണ്. ഭയവും വിദ്വേഷവും കൂടി മരണം വിതച്ചപ്പോള്‍ മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ചവരാണവര്‍. ”എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല” (പുറ 1:17 സഹജരോടുള്ള വിദ്വേഷവും വെറുപ്പും ചുറ്റിനും അലയടിക്കുമ്പോള്‍ ആദ്യം ശ്രവിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയെ തന്നെയാണ്. ദൈവഭയത്തിന്റെയും ബഹുമാനത്തിന്റെയും സിംഹാസനമാണത്. ഭൂമിയിലെ ആദ്യ കലയാണ് സൂതികര്‍മിണികളുടെ തൊഴില്‍. ജീവന്‍ നല്‍കാന്‍ സഹായിക്കുകയെന്നത് ദൈവികമായ ഒരു കലയാണ്. ഈ കലയെ അപ്രത്യക്ഷമാക്കുന്ന തിന്മയുടെ ഇടപെടലുകളാണ് ഭ്രൂണഹത്യകളെ അനുകൂലിക്കുന്ന എല്ലാം നിലപാടുകളും പ്രത്യയശാസ്ത്രങ്ങളും നിയമവ്യവസ്ഥകളും. ഒരു കാര്യം നമ്മള്‍ ഓര്‍ക്കണം, ജീവന് പ്രഥമ സ്ഥാനം നല്‍കാത്ത നാഗരികതകള്‍ എല്ലാംതന്നെ ക്ഷയിച്ചു പോയിട്ടേയുള്ളൂ. മരണത്തെ നിയമമാക്കുന്ന ഏത് അധികാരിയോടും രാജിയാകാതിരിക്കുക എന്നതുതന്നെയാണ് മനസ്സാക്ഷിയുടെ ശുദ്ധത. ദൈവഭയത്തിനു മുന്‍പില്‍ ഫറവോമാരുടെ നിയമം എപ്പോഴും രണ്ടാമതാണെന്ന് ഓര്‍ക്കണം. കുഞ്ഞുങ്ങള്‍ ആരും സ്വയം കൊല്ലുന്നില്ല. അവര്‍ അമ്മയുടെ ഉദരത്തിലായാലും നവജാതരായാലും കൊല്ലപ്പെടുകയാണു ചെയ്യുന്നത്. കൊല്ലുകയാണ് അവരെ ആരൊക്കെയോ. പ്രലോഭനങ്ങള്‍ രാജകീയമായ തലത്തില്‍ നിന്നുപോലും ഉണ്ടായിട്ടും ഈജിപ്തുകാരുടെയും യഹൂദരുടെയും ഒരു കുഞ്ഞുപോലും കൊല്ലപ്പെട്ടില്ലെന്ന് ഷിഫ്‌റായും പൂവായും നമ്മോടു പറയുന്നുണ്ട്. മനുഷ്യനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ, എങ്കില്‍ പ്രതികരണശേഷി ഇല്ലാത്തവരുടെമേല്‍ പതിക്കുന്ന മരണത്തിന്റെ നിഴലുകളെ മായ്ച്ചുകളയാനുള്ള ആര്‍ജ്ജവം ഇത്തിരിയെങ്കിലും കാണിക്കണം. മരണ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമായി ഫറവോമാര്‍ വരുമ്പോള്‍ സ്വന്തം ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞുകൊണ്ട് ആ സൂതികര്‍മിണികളെപ്പോലെ ജീവന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണം. അതാണ് ക്രൈസ്തവ ധര്‍മ്മം, അതുമാത്രമാണ് യഥാര്‍ത്ഥ ക്രൈസ്തവികതയും. (റോമിലെ സാന്താമരിയഡെല്ല മെഴ്‌സിഡി ഇടവകയില്‍ ശുശ്രൂഷചെയ്യുകയാണ് കൊച്ചി രൂപതാംഗമായ ലേഖകന്‍) ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക അദ്ധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് കൊടുംക്രൂരത: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്യുന്ന മൂവായിരത്തോളം എയിഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് കൊടും ക്രൂരതയാണെ് തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. ടീച്ചേഴ്സ് ഗിൽഡ് കളക്ട്രേറ്റ് ധർണ്ണ നടത്തി അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക ബ്രോക്കൺ സർവ്വീസ് പെൻഷന് പരിഗണിക്കുക തുടങ്ങി നിരവധി അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ ആഗമനകാലം രണ്ടാം ഞായർ വിചിന്തനം മരുഭൂമിയിലെ ശബ്ദം (ലൂക്കാ നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ യുവതീയുവാക്കളെ പരിശീലിപ്പിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്യുന്ന ക്രീയേറ്റീവ് ഏജൻസികളിൽ നിന്നും സന്നദ്ധതാ പത്രം ക്ഷണിക്കുന്നു NCDC AWARD FOR KDCH FOR BEING INDIA’S BEST CO-OPERATIVE INSTITUTE സംഘത്തിന് പുതിയ ഭരണ സാരഥികൾ കോഴിക്കോട് കോർപ്പറേഷൻ ശുചിത്വ മിഷൻ 2021 പ്രമേഹം ഇനി നിങ്ങളുടെ നിയന്ത്രണത്തിൽ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. Covid 19 രാജ്യത്ത് പ്രതിദിന കോവിഡ് കേസ് കുറഞ്ഞുവരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആശങ്ക Covid 19 രാജ്യത്ത് പ്രതിദിന കോവിഡ് കേസ് കുറഞ്ഞുവരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആശങ്ക രാജ്യത്ത് പ്രതിദിന കണക്കുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം ആശങ്ക അറിയിക്കുന്നുണ്ട്. ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശ്വാസം പകർന്ന് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 42,704 പോസിറ്റീവ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 21ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറ‍ഞ്ഞ രണ്ടാമത്തെ പ്രതിദിന കണക്കാണിത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 79,90,322 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 72,59,509 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 6,10,803 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. Also Read-കോവിഡ് മുക്തരായ ചിലരിലെ ആന്റിബോഡി ആക്രമിക്കുന്നത് സ്വന്തം ശരീരത്തെ; വൈറസിനെയല്ല: പഠന റിപ്പോർട്ട് കഴിഞ്ഞ ഒറ്റദിവസത്തിനിടെ 508 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അഞ്ഞൂറിന് മുകളില്‍ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണനിരക്ക് കുറഞ്ഞു വരുന്നതും ആശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 1,20,010 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണവും രാജ്യത്ത് കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 10,66,786 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 10,54,87,680 പരിശോധനകൾ നടന്നിട്ടുണ്ട്. ആശങ്കയായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ രാജ്യത്ത് പ്രതിദിന കണക്കുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം ആശങ്ക അറിയിക്കുന്നുണ്ട്. രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ അൻപത് ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ആശങ്ക. പ്രതിദിന കോവിഡ് കണക്കുകളിൽ വരുന്ന വർധനാണ് ആശങ്കയ്ക്കടിസ്ഥാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പോസിറ്റിവിറ്റി നിരക്കും ഈ സംസ്ഥാനങ്ങളിൽ കൂടുതലാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം 5457 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 46,193 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4702 പേര്‍ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. Covid 19 രാജ്യത്ത് പ്രതിദിന കോവിഡ് കേസ് കുറഞ്ഞുവരുന്നു; കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ആശങ്ക Covid 19 കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്, 5833 പേര്‍ രോഗമുക്തി നേടി Omicron രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഒമിക്രോൺ; രാജ്യത്ത് മൊത്തം കേസുകൾ 21 ആയി ഉയർന്നു Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Omicron മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ 12 കേസുകള്‍ Covid 19 കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 23 Omicron ഡൽഹിയിലും ഒമിക്രോൺ; രാജ്യത്തെ അഞ്ചാമത്തെ കേസ് Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ Omicron കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമിക്രോൺ പരിശോധന നടത്തും Covid 19 സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5108; മരണം 52 Suspension| വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം; നഴ്സിന് സസ്പെൻഷൻ Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌ 83 ലെഹ്‌റാ ദൊ രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു വൈറസിനെ തുരത്തും എയർ ഫിൽറ്ററുമായി ഹോണ്ട കാർസ് ഫ്രൂഡൻബെർഗ് എന്ന ആഗോള ടെക്നോളജി ഗ്രൂപ്പാണ് ഹോണ്ട ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ (Honda Cars India) ഇപ്പോൾ തങ്ങളുടെ കാറുകളിൽ ഒരു നൂതന ആന്‍റിവൈറസ് ക്യാബിൻ എയർ ഫിൽറ്റർ വാഗ്ദാനം ചെയ്യുന്നു. ഫ്രൂഡൻബെർഗ് എന്ന ആഗോള ടെക്നോളജി ഗ്രൂപ്പാണ് ഹോണ്ട ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വികസിപ്പിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വിവിധതരം ദോഷകരമായ രോഗാണുക്കളും അലർജികളും വൈറസുകളും പിടിച്ചെടുക്കാൻ വളരെ ഫലപ്രദമാണെന്ന് കമ്പനി വ്യക്തമാക്കി. വൈറൽ എയറോസോളുകളുടെ സാന്ദ്രത ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഈ പുതിയ കാബിൻ എയർ ഫിൽറ്റർ സജീവമായ സംരക്ഷണം നൽകുന്നു. ദോഷകരമായ പാരിസ്ഥിതിക വാതകങ്ങളെയും അജൈവ, ജൈവ കണങ്ങളെയും എയറോസോളുകളെയും ഫലപ്രദമായി ഫിൽട്ടർ ചെയ്യുകയും പിടിച്ചെടുക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു അതുല്യമായ മൾട്ടി-ലെയർ ഡിസൈൻ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. രോഗാണുക്കൾ, വൈറസുകൾ, ക്യാബിൻ എയർ ക്വാളിറ്റി എന്നിവയെക്കുറിച്ചുള്ള ആശങ്ക വർദ്ധിക്കുന്നതിനാൽ, സജീവമായ പരിഹാരം നൽകാനുള്ള കമ്പനിയുടെ ശ്രമമാണിതെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ വൈസ് പ്രസിഡന്റും ഡയറക്ടർ-മാർക്കറ്റിംഗ് സെയിൽസ് രാജേഷ് ഗോയൽ പറഞ്ഞു. വായുവിന്റെ ഗുണനിലവാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രതിരോധ സംവിധാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. കാറിന്റെ ഡ്രൈവർമാരുടെയും സഹയാത്രികരുടെയും ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്തുന്ന ഒരു ഉൽപ്പന്നം വിതരണം ചെയ്യുന്നതിനായി ഹോണ്ട അതിന്റെ വിതരണക്കാരുമായി ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ആന്റി-അലർജനും ആന്റിവൈറസ് കാബിൻ എയർ ഫിൽട്ടര്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ ഉടനീളമുള്ള എല്ലാ ഹോണ്ട കാറുകളുടെയും ഡീലർഷിപ്പുകളില്‍ നിന്നും ഈ പുതിയ ആന്റിവൈറസ് കാബിൻ എയർ ഫിൽറ്റർ വാങ്ങാനും ഫിറ്റ് ചെയ്യാനും കഴിയുമെന്നും അത് ഇപ്പോൾ എല്ലാ സമീപകാല ഹോണ്ട മോഡലുകൾക്കും ലഭ്യമാണെന്നും കമ്പനി പറയുന്നു. Toyota ടൊയോട്ടയും കർണാടക ബാങ്കും കൈകോര്‍ക്കുന്നു Tata ടാറ്റയുടെ ചിപ്പ് നിര്‍മ്മാണം, കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധികള്‍ Gujarat എഥനോൾ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ നയവുമായി ഗുജറാത്ത് Chip Shortage നീണ്ട കാത്തിരിപ്പ് തിരിച്ചടിയാകും, കാര്‍ ആവശ്യക്കാര്‍ കുറയുമെന്ന് മാരുതി ARAI Fast Charger ഇ-വാഹനങ്ങൾക്കായി അതിവേഗ ചാർജറുകൾ വികസിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ആദരം News Bengaluru ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ആദരം ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ ആദരം ബെംഗളൂരു മലയാളിയും ഡിആർഡിഒ പ്രോഗ്രാം ഡയറക്ടറുമായ ഡോ. രാജലക്ഷ്മി മേനോനടക്കം നാല് പേർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രൊഫ. ബി എസ് മൂർത്തി, പ്രൊഫ. സേതുരാമൻ പഞ്ചനാഥൻ, ഡോ. കേശവ് പാണ്ഡ എന്നിവരാണ് മറ്റ് പുരസ്ക്കാര ജേതാക്കൾ. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡിആർഡിഒ) പ്രോഗ്രാം ഇൻ്റലിജൻസ് നിരീക്ഷണത്തിൽ പ്രോഗ്രാം ഡയറക്ടറായ ഡോ. രാജലക്ഷ്മി മേനോൻ ഇന്ത്യൻ വ്യോമസേനക്കു വേണ്ടി വ്യോമാക്രമണവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വികലാംഗരടക്കം ശാരീരിക പ്രശ്നം നേരിടുന്നവർക്ക് പ്രയോജനമുള്ള മനുഷ്യകേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സൊലൂഷ്യനുകളെ കുറിച്ചുള്ള പഠനമാണ് നാഷണൽ സയൻസ് ഫൗണ്ടേഷൻ ഓഫ് യു എസ് എ ഡയറക്ടർ പ്രൊഫ. സേതുരാമൻ പഞ്ചനാഥനെ പുരസ്ക്കാരത്തിന് അർഹനാക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് ഡയറക്ടറായ പ്രൊഫ ബി എസ് മുർത്തിക്ക് മെക്കാനിക്കൽ അലോയിംഗ്, ഹൈ എൻ ട്രോപ്പി അലോയി എന്നിവയിലെ ഗവേഷണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം. എഞ്ചിനീയറിംഗ് രംഗത്ത് നൽകിയ ഗവേഷണത്തിനും വികസന പ്രവർത്തനങ്ങൾക്കുമാണ് എൽ ആൻറ് ടിസിഇഒ ആയ ഡോ. കേശബ് പാണ്ഡയെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ്; സ്റ്റാന്‍ഡ് അപ്പ്… കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 315 പേര്‍ക്ക്; 236… ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ആദിപമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ കിഴക്കനോതറ കുന്നേകാട് പള്ളിയോടം പള്ളിയോടപ്പുരയിൽനിന്ന് പുറത്തിറക്കിയപ്പോൾ പ്രളയ ദുരന്തങ്ങൾ ലഘൂകരിച്ച് ഒരു വരമായി ഒഴുകുകയാണ് വരട്ടാർ. ആലപ്പുഴ- പത്തനംതിട്ട ജില്ലകളുടെ അതിരിലൂടെ മണിമലയാറിനെയും പമ്പയെയും ബന്ധിപ്പിച്ചാണ് ഒഴുക്ക്. സാധാരണയായി മഴക്കാലത്ത് വെള്ളം കൂടുതലുള്ളപ്പോൾ ആദി പമ്പയിൽനിന്ന് വരട്ടാർ വഴി മണിമലയാറ്റിലേക്കാ ണ് ജലം പ്രവഹിക്കുക. വെള്ളം കുറയുന്ന വേനൽക്കാലത്ത് മണിമലയാറ്റിൽനിന്ന് വരട്ടാറുവഴി പമ്പയിലേക്കും ഒഴുകും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ദുരിതപ്പെയ്‌ത്തിൽ പകച്ച്‌ ആന്ധ്രാപ്രദേശ്‌; 27 മരണം, നൂറിലധികം പേരെ കാണാനില്ല ഇന്ന് 4995 പേര്‍ക്ക് കോവിഡ്; 4463 പേര്‍ രോഗമുക്തി നേടി ആര്‍എസ്എസ് കൊലയാളി സംഘത്തെ ഒറ്റപ്പെടുത്തണം; ഗൂഢാലോചനയില്‍ ഉന്നതതല അന്വേഷണം വേണം: കോടിയേരി കോവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി കേരള റബ്ബര്‍ ലിമിറ്റഡ് മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം- മന്ത്രി വീണാ ജോര്‍ജ് ആര്‍എസ്എസ് കൊലയാളി സംഘത്തെ ഒറ്റപ്പെടുത്തണം; ഗൂഢാലോചനയില്‍ ഉന്നതതല അന്വേഷണം വേണം: കോടിയേരി ഇന്ന് 4995 പേര്‍ക്ക് കോവിഡ്; 4463 പേര്‍ രോഗമുക്തി നേടി കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം- മന്ത്രി വീണാ ജോര്‍ജ് കോവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി കേരള റബ്ബര്‍ ലിമിറ്റഡ് മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. 2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. ആട് മേയ്ക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ നേടിയെടുത്തേ മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്. ഗ്രൂപ്പിനില്ല നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ. തെളിയട്ടെ നല്ലൊരു നാളെ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു ജീവിത യാത്ര വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച ക‌ടവത്ത് അരൂർ, അരൂക്കൂറ്റി പാലത്തിന് താഴെ കെട്ടിയിട്ടിരിക്കുന്ന വള്ളങ്ങൾ ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൗ ബൗ ഫെസ്റ്റിനോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന അഡോപ്ഷൻ ക്യാമ്പിൽ ദത്തെടുത്ത തെരുവ് നായ്ക്കുട്ടികളെ താലോലിക്കുന്ന വിദ്യാർത്ഥി ഗുരുവായൂർ ചെമ്പൈ ഏകാദശി സംഗീതോത്സവത്തോടനുബന്ധിച്ച് കോട്ടായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച തംബുരു ഘോഷയാത്ര പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സ്വീകരിച്ചപ്പോൾ പുഷ്പ്പാർച്ചന ചെയുന്ന വിദ്യാർത്ഥികൾ . പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു ഒമിക്രോൺ അല്ല വിദേശ പര്യടനം കഴിഞ്ഞെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ പി .പി .ഇ കിറ്റണിഞ്ഞ് വോട്ട് രേഖപ്പെടുത്തുന്ന പാലാ എം .എൽ .എ മാണി സി കാപ്പൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പ്രതീക്ഷയുടെ പൂക്കാലം കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു » സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ സ്ഥിര വരുമാനം വേണോ? ഈ പോസ്റ്റ് ഓഫീസ് സ്‌കീമിലൂടെ ലഭിക്കും മാസം 5,000 രൂപ 66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം 1 hr ago 66 രൂപയുടെ ഈ ഓഹരി 155 രൂപ വരെ എത്തുമെന്ന് പ്രവചനം; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം 2 hrs ago കടുത്ത ചാഞ്ചാട്ടം; നേട്ടത്തില്‍ നിന്നും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 750 പോയിന്റ് തകർച്ച 4 hrs ago ഉടന്‍ ലാഭവിഹിതം നല്‍കുന്ന 5 കമ്പനികള്‍; ഇതിലൂടെ രണ്ട് നേട്ടം; ഇവയേതെങ്കിലും നിങ്ങളുടെ പക്കലുണ്ടോ? 6 hrs ago ഇനിയും 50% കുതിക്കും, ഈ മള്‍ട്ടിബാഗര്‍ കെമിക്കല്‍ സ്റ്റോക്കിനെപ്പറ്റി അറിയേണ്ടതെല്ലാം News 'ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല സുരേഷ് ഗോപിയുടെ കരുതൽ, കുറിപ്പ് Sports IPL 2022: ശ്രേയസിനെ നോട്ടമിടുന്ന ഫ്രാഞ്ചൈസികളെ അറിയാം- നാലു പേര്‍ക്ക് നായകനാക്കണം Lifestyle സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം Movies ഭാര്യയുടെ ഉള്ളിലെ നടിയെ കണ്ടെത്തിയത് ഞാനാണ്; അഭിനയിക്കാമോന്ന് ചോദിച്ചപ്പോള്‍ അവള്‍ സമ്മതിച്ചു, ചെമ്പന്‍ വിനോദ് Technology റിലയൻസ് ജിയോ ദിവസവും മൂന്ന് ജിബി ഡാറ്റ വരെ നൽകുന്ന മൂന്ന് പ്ലാനുകൾ നിർത്തലാക്കി Automobiles സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും Travel കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ കാലാവധി കൂടി നോക്കാം അല്ലെങ്കില്‍ പണി പാളും!! കണ്ണും പൂട്ടി വിശ്വസിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ എന്ന് പറയാം. ഉറപ്പുള്ള ആദായം നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ, മികച്ച നേട്ടം നല്‍കുന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. Also Read 10,000 രൂപ മുതല്‍ മുടക്കില്‍ നേടാം മാസം 30,000 രൂപാ വരെ! ഈ ബിസിനസ് പരീക്ഷിക്കുന്നോ? പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സേവിംഗ്‌സ് സ്‌കീം സ്ഥിരമായ ഉറപ്പുള്ള വരുമാനമാണ് നിങ്ങള്‍ നിക്ഷേപത്തിലൂടെ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സേവിംഗ്‌സ് സ്‌കീം അഥവാ എംഐഎസ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ പ്രതിമാസം 4,950 രൂപ വരെയുള്ള ഉറപ്പുള്ള ആദായം നേടുവാന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. Also Read പിപിഎഫിലൂടെ നേടാം 1 കോടി രൂപയുടെ സമ്പാദ്യം; ഇങ്ങനെ നിക്ഷേപിക്കൂ! പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ട് മുഖേനയും ജോയിന്റ് അക്കൗണ്ട് രീതിയിലും നിക്ഷേപം ആരംഭിക്കാം. എങ്ങനെയാണ് പോസ്റ്റ് ഓഫീസ് എംഐഎസില്‍ നിക്ഷേപം നടത്തുന്നതെന്നും, മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് വിശദമായി പരിശോധിക്കാം. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം പ്രകാരം സിംഗിള്‍ അക്കൗണ്ട് രീതിയിലോ, ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. എത്ര തുകയാണോ നിക്ഷേപിക്കുന്നത്, അതിന് അനുസരിച്ച് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുമാനം ലഭിക്കുകയാണ് ചെയ്യുക. 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ട് എങ്കില്‍ വീണ്ടും 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാവുന്നതാണ്. Also Read 15 വര്‍ഷത്തില്‍ 15 ലക്ഷം രൂപ സ്വന്തമാക്കണോ? ഇവിടെ നിക്ഷേപിക്കാം Also Read ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ? Also Read വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം 10 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം ആരംഭിക്കാവുന്നതാണ്. നേരത്തെ പറഞ്ഞത് പോലെ 5 വര്‍ഷക്കാലത്തേക്കുള്ള ഈ നിക്ഷേപം വീണ്ടും 5 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. ഒറ്റത്തവണയാണ് പദ്ധതിയില്‍ നിക്ഷേപം നടത്തേണ്ടത്. നിക്ഷേപ തുകയ്ക്ക് ലഭിക്കുന്ന പലിശയെ പന്ത്രണ്ടായി വിഭജിച്ച് ഓരോ മാസത്തിലും നിക്ഷേപകന് ആദായം ലഭിക്കും. Also Read ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശ 5,000 രൂപ ഓരോ മാസവും ആദായമായി ലഭിക്കണമെങ്കില്‍ Also Read 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ? 5 ലക്ഷം രൂപയെ ഇരട്ടിയാക്കാം! ഈ പോസ്റ്റ് ഓഫീസ് സ്‌കീമിനെക്കുറിച്ചറിയൂ 10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം; ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തെക്കുറിച്ച് കൂടുതലറിയൂ മാസം 1,500 രൂപ മാറ്റിവച്ചാല്‍ നേടാം 35 ലക്ഷം രൂപ! വെറും 5,000 രൂപയില്‍ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്വന്തമാക്കാം; നേടാം കിടിലന്‍ ആദായം നിക്ഷേപ തുക ഇരട്ടിയാക്കി വളര്‍ത്താം, അതും റിസ്‌ക് ഇല്ലാതെ! ഈ നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം പോസ്റ്റ് ഓഫീസ് സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കും ചാര്‍ജുകള്‍ ഈടാക്കും; പരിധികള്‍ അറിയാം 10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം രൂപ വരെ; പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളെക്കുറിച്ചറിയാം ഈ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കൂ, പലിശയ്‌ക്കൊപ്പം മറ്റ് നേട്ടങ്ങളും ഐടിആര്‍ ഫയലിംഗ് മുതല്‍ വാക്‌സിംഗ് ബുക്കിംഗ് വരെ! പോസ്റ്റ് ഓഫീസുകളില്‍ സേവനങ്ങള്‍ നിരവധി പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം കുറഞ്ഞ സമയത്തില്‍ ഇരട്ടിയാക്കാം തപാല്‍ ദിനത്തില്‍ ഒരു കിടിലന്‍ പോസ്റ്റ് ഓഫീസ് പദ്ധതി പരിചയപ്പെടാം; 1,500 രൂപ മാസ നിക്ഷേപത്തില്‍ നേടാം 35 ലക്ഷം ആഗോള വിപണികള്‍ നേട്ടത്തില്‍; ഇവിടെ കടുത്ത ചഞ്ചാട്ടം; പ്രതീക്ഷയോടെ നിക്ഷേപകര്‍ ഏറ്റവും തകര്‍ച്ച നേരിട്ട 5 മിഡ്കാപ്പ് ഓഹരികള്‍; ഇനി വാങ്ങാമോ? സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ; ഓഹരികള്‍ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍ ഏറ്റവും പുതിയ ഫിനാന്ഷ്യല് ന്യൂസുകളും ടിപ്സുകളുമറിഞ്ഞ് നിങ്ങളുടെ വരുമാനം വര്ധിപ്പിക്കു! നിങ്ങളുടെ ഇന്ബോക്സില് ന്യൂസ് ലെറ്ററുകള് ലഭിക്കാന് സബ്സ്ക്രൈബ് ചെയ്യൂ. വേദന അറിയാതിരിക്കുന്ന അവസ്ഥയെയാണ് അനാൽജെസിയ എന്നു പറയുന്നത്. ത്വക്കിൽക്കൂടി ലഭിക്കുന്ന ചൂട്, തണുപ്പ്, വേദന, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങൾ തലച്ചോറിലെത്തുന്നത് നാഡികൾ വഴിയാണ്. ഈ നാഡികളിൽ കൂടി വേദനയെന്ന സംവേദനം മസ്തിഷ്കത്തിലും സുഷുമ്നാനാഡിയിലും എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്. നാഡികൾക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളിൽ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാൻ നാർക്കോട്ടിൻ അക്കൊണൈറ്റ് തുടങ്ങിയ അനാൽജസിക്കുകൾ പ്രയോജനപ്പെടുത്താറുണ്ട്. ശസ്ത്രക്രിയകളിൽ വേദന അറിയാതിരിക്കുവാൻ പെത്തിഡിൻ, മോർഫീൻ തുടങ്ങിയവയുടെ കുത്തിവയ്പു നല്കാറുണ്ട്. നൈട്രസ് ഓക്സൈഡ്, ഈഥർ തുടങ്ങിയ വാതകങ്ങൾ ശ്വസിക്കുന്നതും അനാൽജെസിയ ഉണ്ടാക്കുന്നു. സിറിംഗോ മൈലിയ (Syringo mylea) എന്ന രോഗം ഉണ്ടാകുമ്പോൾ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. നോഡുലാർ ക്യൂട്ടേനിയസ് അഥവാ ലെപ്രോമാറ്റസ് എന്നൊരുതരം കുഷ്ഠരോഗത്തിൽ കാലക്രമേണ വേദനയും മറ്റും തോന്നാതാവും. ടൂബർക്യൂലോയിഡ് എന്ന മറ്റൊരുതരം അനാൽജെസിയ വളരെയധികമായി കാണാം. അപ്പോൾ ആ ഭാഗത്തേക്കുള്ള നാഡികൾ തടിച്ചിരിക്കുകയും ചെയ്യും. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനൽജെസിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 04:14, 30 ഏപ്രിൽ 2013. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഹോട്ട് വർക്ക് ടൂൾ സ്റ്റീൽ, അവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ, ഉപകരണത്തിന്റെ പ്രവർത്തന താപനില മൃദുവാക്കൽ, ചൂട് പരിശോധന, ഷോക്ക് എന്നിവയ്ക്കുള്ള പ്രതിരോധം പ്രധാനമായി എത്തുന്നിടത്ത് ഉപയോഗിക്കുന്നു, ഇതിന് ഉയർന്ന താപ പ്രതിരോധവും ഇടത്തരം വസ്ത്ര പ്രതിരോധവും ഉണ്ട്, കാഠിന്യത്തിലെ വികലത മന്ദഗതിയിലാണ് കോൾഡ് വർക്ക് ടൂൾ സ്റ്റീലുകൾ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: വെള്ളം കാഠിന്യം, എണ്ണ കാഠിന്യം, ഇടത്തരം അലോയ് എയർ കാഠിന്യം, ഉയർന്ന കാർബൺ ഉയർന്ന ക്രോമിയം, ഷോക്ക് പ്രതിരോധം. അവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ, ഈ സ്റ്റീലുകൾ കുറഞ്ഞതും ഇടത്തരവുമായ താപനില പ്രയോഗങ്ങളിൽ ഉപയോഗിക്കുന്നു. കാർബൈഡുകളുടെ ഉയർന്ന അളവ് കാരണം ഉയർന്ന പ്രതിരോധശേഷിയുള്ള വസ്ത്രം ധരിക്കുക ഉയർന്ന താപനിലയിൽ മൃദുവാക്കലിനെ പ്രതിരോധിക്കാനുള്ള കഴിവ് കാണിക്കുന്നതിനാണ് ഹൈ സ്പീഡ് സ്റ്റീലുകൾക്ക് പേര് നൽകിയിരിക്കുന്നത്, അതിനാൽ മുറിവുകൾ കനത്തതും വേഗത ഉയർന്നതുമായപ്പോൾ മൂർച്ചയുള്ള കട്ടിംഗ് എഡ്ജ് നിലനിർത്തുന്നു. എല്ലാ ഉപകരണ സ്റ്റീൽ തരങ്ങളിലും ഏറ്റവും കൂടുതൽ അലോയ്ഡ് ചെയ്തവയാണ് അവ. അപേക്ഷകൾ: പഞ്ച് പൂപ്പൽ, കത്തികൾ, സ്ക്രൂ പൂപ്പൽ, ചൈനാവാർഡ് പൂപ്പൽ എന്നിവയ്ക്കായി ഉപയോഗിക്കുന്ന മില്ലഡ് ഫ്ലാറ്റ് ബാർ പ്രയോജനം: ഈ സീരീസ് ഉൽ‌പ്പന്നങ്ങൾ‌ ഉൽ‌പാദനച്ചെലവ് കുറയ്‌ക്കുകയും നിർമ്മാതാക്കൾ‌ക്ക് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു റ OU ണ്ട് ബാർ, ഫ്ലാറ്റ് ബാർ, ബ്ലോക്ക്, സ്റ്റീൽ ഷീറ്റുകൾ, മില്ലഡ് ഫ്ലാറ്റ് ബാർ സെമി-ഫിനിഷ്ഡ് ബ്ലാങ്കുകളും ഫിനിഷ്ഡ് ടൂളുകളും. ഷാങ്ഹായ് ഹിസ്റ്റാർ മെറ്റൽ കമ്പനി, ലിമിറ്റഡ് 2003 ൽ സ്ഥാപിതമായി, ഇത് ഉപകരണ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു പൂപ്പൽ ഉരുക്ക്. വൈവിധ്യമാർന്ന ഉപകരണങ്ങളും പൂപ്പൽ സ്റ്റീലുകളും, മികച്ച നിലവാരം, ന്യായമായ വില, മികച്ച സേവനം എന്നിവ അടിസ്ഥാനമാക്കി ഇത് അതിവേഗം വളരുകയാണ്. നിലവിൽ, “ഹിസ്റ്റാർ” ബ്രാൻഡ് ഉപകരണവും പൂപ്പൽ സാമഗ്രികളും 40 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും വിറ്റഴിക്കപ്പെടുന്നു, കൂടാതെ നൂറിലധികം വിദേശ കമ്പനികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നു. 1. വിശാലമായ ഗ്രേഡുകളും വലുപ്പങ്ങളും സംഭരിക്കാനുള്ള കഴിവ് 2. ആവശ്യാനുസരണം സ്റ്റോക്ക് ഇച്ഛാനുസൃതമാക്കാനുള്ള കഴിവ് 3. ആവശ്യാനുസരണം പ്രത്യേക ഗ്രേഡുകൾ വലുപ്പങ്ങൾ നൽകാനുള്ള കഴിവ്. ഞങ്ങളുടെ കാൽപ്പാടുകൾ, നേതൃത്വം, നിരപരാധിത്വം, ഉൽപ്പന്നങ്ങൾ വർദ്ധിച്ചുവരുന്ന സ്ക്രാപ്പ് ചെലവുകൾ യൂറോപ്യൻ റീബാറിനെ പിന്തുണയ്ക്കുന്നു യൂറോപ്യൻ സ്റ്റീൽ വിലകൾ ഇറക്കുമതി ടി ആയി വീണ്ടെടുക്കുന്നു ചൈനീസ് സ്റ്റീൽ വിപണി വീണ്ടെടുക്കൽ തുടരുന്നു വിലാസം: ആർ‌എം 907, നമ്പർ 377, ജിംഗാവോ റോഡ്, പുഡോംഗ്, ഷാങ്ഹായ്, ചൈന © പകർപ്പവകാശം 2010-2020: എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചൂടുള്ള ഉൽപ്പന്നങ്ങൾ സൈറ്റ്മാപ്പ് മെറ്റലിനായി Tct സർക്കുലർ സോ ബ്ലേഡ്, Tct സർക്കുലർ സോ ബ്ലേഡുകൾ, Tct സർക്കുലർ സോ ബ്ലേഡ്, Hss M35 സർക്കുലർ സോ ബ്ലേഡുകൾ, Hss M2 സർക്കുലർ സോ ബ്ലേഡുകൾ, ഹോട്ട് വർക്ക് ടൂൾ സ്റ്റീൽ മില്ലുചെയ്ത ഫ്ലാറ്റ് ബാർ, 14. സ്ഥാപനം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം പരസ്യങ്ങൾ വരാറുണ്ട്. അതുകൊണ്ടുമാത്രം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യ വാങ്ങും. അതിലാണ് ബ്രൂണെയിലെ എണ്ണക്കമ്പനിയിൽ (പേര് പറയുന്നില്ല) പരിസ്ഥിതി പഠനവിഭാഗം തലവനായി ഒരാളെ വേണമെന്ന പരസ്യം കണ്ടത്. ഞാനന്ന് മുംബൈയിൽ ഒരു ഗവേഷണസ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ഒരു എണ്ണക്കമ്പനി മതിലിനകത്ത് പോയി കണ്ടിട്ടുകൂടിയില്ല. പിന്നെ പരിസ്ഥിതി പഠനം. പണ്ട് നടത്തിയിട്ടുണ്ട്, പി എച്ച് ഡി യുമുണ്ട്. കിടക്കട്ടെ ഒരപേക്ഷ എന്നുകരുതി അയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂവിന് വിളി വന്നു. നേരിട്ട് ചെല്ലണം പോലും. പാസ്സ്പോർട്ടിന്റെ കോപ്പി വാങ്ങി ഒരാഴ്ചക്കുള്ളിൽ ടിക്കറ്റ് വന്നു. അപ്പോഴാണ് അതിശയിച്ചത്. സിംഗപ്പൂർ വഴിയാണ് യാത്ര. ഇതെന്തു കഥ? എണ്ണയാൽ സമ്പന്നമായ, സുൽത്താൻ വാഴുന്ന ബ്രൂണെ ഒരു ഗൾഫ് രാജ്യമാണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തുമാകട്ടെ, ഫ്രീ ടിക്കറ്റ് കിട്ടിയതല്ലേ, സ്ഥലമൊന്ന് കണ്ടുകളയാം എന്ന് കരുതി ഞാൻ ബ്രൂണെക്ക് വിമാനം പിടിച്ചു. Rest is history as they say. ഈ ഇന്റർവ്യൂവിന് പോകലും സ്ഥലംകാണലും കാശില്ലാതിരുന്ന കാലത്തേ എന്റെയൊരു തന്ത്രമായിരുന്നു. രാജസ്ഥാനിലെ കോട്ട (JK Synthetics ഗുജറാത്തിലെ ബറോഡ (Paramount Pollution Control) എന്നിങ്ങനെ എത്രയോ സ്ഥലങ്ങൾ ഞാൻ എംപ്ലോയറുടെ ചെലവിൽ കണ്ടിരിക്കുന്നു! വാസ്തവത്തിൽ എനിക്ക് കിട്ടിയിട്ടുള്ള ജോലികളെല്ലാം തന്നെ (ഇപ്പോഴത്തേത് ഉൾപ്പെടെ) ഈ യാത്രക്കായി സ്‌കൈപ്പ് ഇന്റർവ്യൂവിന്റെ ഇക്കാലത്ത് ഈ തന്ത്രം അത്ര വിജയിക്കില്ലെങ്കിലും ശ്രമിക്കാതിരിക്കരുത്. അത്യാവശ്യം നല്ല ബയോഡാറ്റ ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ ഇപ്പോഴും കുറച്ചു സാധ്യത ഒക്കെ ഉണ്ട്. എവിടേക്ക് യാത്രചെയ്യണം എന്നതാണ് ഇന്നത്തെ വിഷയം. യാത്രചെയ്യാൻ ആഗ്രഹമുള്ളവർ പാരീസ്, ലണ്ടൻ, മൈസൂർ, ഊട്ടി, ആഗ്ര, ജയ്‌പൂർ, അതിരപ്പിള്ളി, വീഗാലാൻഡ് എന്നൊക്കെയാണ് ആദ്യം ചിന്തിക്കുന്നത്. ഇത് നമുക്കൊന്ന് മാറ്റിപ്പിടിക്കണം. ആദ്യമായി നമ്മൾ യാത്രയെ പ്രണയിച്ചുതുടങ്ങണം, യാത്ര ഒരു ഹരമാക്കിയെടുക്കണം. അത് എങ്ങോട്ട്, എന്തിന്, ആരുടെകൂടെ, എന്നതൊക്കെ പ്രസക്തമാണെങ്കിലും രണ്ടാമത്തെ കാര്യമാക്കണം. ഒന്നാമത്തെ ലക്ഷ്യം എപ്പോഴും യാത്ര തന്നെയായിരിക്കണം. യാത്രക്ക് നമ്മുടെ കൈയിൽ ഏറ്റവും വേണ്ടത് ജിജ്ഞാസയാണെന്ന് പറഞ്ഞല്ലോ. ഓരോ യാത്രയിലും കണ്ണും കാതും തുറന്നിരിക്കണം. പരമാവധി ആളുകളോട് സംസാരിക്കാനും പരമാവധി വൈവിധ്യമുള്ള ഭക്ഷണം കഴിക്കാനും നമുക്ക് അളവില്ലാത്തത്ര ഉത്സാഹം വേണം. അതേസമയം നമ്മൾ ഉപേക്ഷിക്കേണ്ട ഒന്നാണ് നമ്മൾ പരിചയിച്ച ശീലങ്ങളും അതോടനുബന്ധിച്ചുള്ള നിർബന്ധബുദ്ധിയും. ഉദാഹരണത്തിന്, വൃത്തിയുള്ള ടോയ്‌ലറ്റിലേ കാര്യം സാധിക്കൂ എന്ന ചിന്ത മനസ്സിലുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിലും മറ്റനവധി രാജ്യങ്ങളിലും യാത്ര ദുരിതം തന്നെയായിരിക്കും. നമ്മുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ എവിടെയും കാര്യം സാധിക്കാൻ നമ്മൾ പഠിക്കണം. ഇതത്ര എളുപ്പമല്ലെങ്കിലും മനസ്സുവെച്ചാൽ സാധ്യമാണ്. ചൂടുവെള്ളത്തിൽ കുളിയും (എന്തിന് കുളി തന്നെ തൈര് കൂട്ടിയുള്ള ഊണുമൊന്നും നടക്കില്ല. ചില ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്ന സമയം പോലും ആകെ തെറ്റും. ഇതൊക്കെ യാത്രയുടെ സ്പിരിറ്റിൽ എടുക്കാൻ പഠിച്ചാലേ യാത്ര ആസ്വദിക്കാൻ കഴിയൂ. ഓരോ ഗ്രാമവും മനോഹരം: യാത്ര എന്നാൽ അത് വിദേശയാത്ര തന്നെ ആകണമെന്നില്ല. കേരളത്തിലെ ഓരോ ഗ്രാമവും മനോഹരമാണ്. ഓരോ ഗ്രാമത്തിലും കാണേണ്ടതായ എന്തെങ്കിലുമുണ്ടാകും. വെങ്ങോലയിലാണെങ്കിൽ തുമ്മാരുകുടിയുണ്ട്. അവിടെ നൂറുവർഷം പഴക്കമുള്ള രണ്ടാമന്റെ തറവാടുണ്ടെന്നതല്ല പ്രധാന ആകർഷണം. ആളുകളുടെ ശവം മറവുചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ടായിരം വർഷം പഴക്കമുള്ള വലിയ മൺപാത്രങ്ങളുടെ (നന്നങ്ങാടി എന്ന് ചരിത്രഗവേഷകർ, ചാറ എന്ന് തുമ്മാരുകുടിക്കാർ) അവശിഷ്ടങ്ങളുണ്ട്. തുമ്മാരുകുടി ഇപ്പോഴും കഴിഞ്ഞ നൂറുവർഷം മുമ്പുള്ളതു പോലെതന്നെ കാടും പടലും പിടിച്ചുകിടക്കുകയാണ്. ഇതുപോലെ ഓരോ ഗ്രാമത്തിലും എന്തെങ്കിലും കാഴ്ചയുണ്ടാകും. ഒരവധി കിട്ടുമ്പോൾ ആതിരപ്പള്ളിയിലും വാഗമണ്ണിലും പോയി തിരക്കുകൂട്ടി നിങ്ങൾ യാത്രയുടെ രസം കൊല്ലുകയാണ്, സ്ഥലങ്ങളെയും. കഴിഞ്ഞ ഡിസംബറിൽ ഞാൻ തൃശൂരിൽ എന്റെ ഫേസ് ബുക്ക് സുഹൃത്ത് മനോജിന്റെ (Manoj Karingamadathil) കൂടെ കോൾ നിലങ്ങൾ കാണാൻ പോയി. മനോജിനെ തന്നെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. തൃശൂരിൽ എത്രയോ തവണ പോയിരിക്കുന്നു പക്ഷെ ഒരിക്കൽ പോലും ഇത്ര മനോഹരമായ സ്ഥലങ്ങൾ അവിടെ അടുത്തുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പോയിട്ടില്ലാത്തവർ എങ്ങനെയും പോകണം, ഹൈവേ യിൽ ഇരുന്നുള്ള ബോറൻ യാത്രയല്ല, എത്രയോ സന്തോഷം തരുന്ന യാത്രയാണിത്. ഒരു മണിക്കൂർ കൂടുതൽ എടുക്കുകയേ ഉള്ളൂ. ഞാനൊരു ഐഡിയ പറയാം. അടുത്ത അവധിക്ക് നിങ്ങളുടെ ഫേസ്‌ബുക്ക് സുഹൃത്തായ ഒരാളുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുക. ബസിലോ കാറിലോ ബൈക്കിലോ ആകാം. സുഹൃത്തിനോട് മുൻകൂട്ടി പറഞ്ഞിട്ടാകണമെന്നു മാത്രം. അവരുടെ വീടും അതിനടുത്ത അമ്പലമോ മറ്റ് ആരാധനാലയങ്ങളോ, കാണാനുള്ള എന്തും കണ്ട് പറ്റിയാൽ സുഹൃത്തിന്റെ വീട്ടിൽ നിന്നോ ആ നാട്ടിലെ ചായക്കടയിൽ നിന്നോ ഒരൂണും തരമാക്കി തിരിച്ചുപോരുക. ഏത് ആതിരപ്പള്ളിയേക്കാളും ഉന്മേഷം തരുന്ന യാത്രയായിരിക്കും അത്. ഭാരത് ദർശൻ, സഹപാഠികളോടൊപ്പം: ഇതുപോലെ തന്നെയാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെയും കാണേണ്ടത്. പ്രത്യേകിച്ചും കേരളത്തിന് പുറത്തു പഠിച്ചവർക്കെല്ലാം അവരുടെ മറുനാട്ടുകാരായ സഹപാഠികളുണ്ടാകും. അവരുടെ നാടുകളിലേക്ക് ഒരു യാത്ര പോയി നോക്കണം. പൊതുവെ ആളുകൾക്ക് ഇത് വളരെ ഇഷ്ടമാണ്. അലിഗഡിനടുത്തുള്ള ഗോമത് എന്ന ഗ്രാമത്തിലാണ് എന്റെ സുഹൃത്തായ അതുൽ വളർന്നത്. അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഞാൻ നടത്തിയ യാത്ര യു പി യിൽ എത്രയോ വർഷം താമസിച്ച എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അതുലും കുടുംബവും എന്റെ വീട്ടിലും വന്ന് താമസിച്ചിട്ടുണ്ട് നമ്മുടെ നാടിനെ ശരിക്കറിയണമെങ്കിൽ നഗരങ്ങളൊക്കെ വിട്ട്, സാധാരണ റ്റൂറിസ്റ്റുകൾ കാണുന്നതെല്ലാം മാറ്റിവെച്ച്, അനുഭവങ്ങളുടെ യാത്ര ചെയ്യാൻ നമ്മൾ പഠിക്കണം. അതത്ര എളുപ്പമല്ല. സ്വച്ഛമല്ലാത്ത ഭാരതം: വടക്കേ ഇന്ത്യയിൽ ഞാൻ പോയിട്ടുള്ള ഒരു സുഹൃത്തിന്റെ കുടുംബം വളരെ സമ്പന്നരാണ്. യു പി ഗവണ്മെന്റിലും ഇന്ത്യൻ ആർമിയിലും വിദേശത്തുമൊക്കെ ജോലിചെയ്യുന്നവരാണ് മിക്കവരും. ഏതാണ്ട് ഇരുപതോളം കുടുംബങ്ങളാണ് ചേർന്ന് നിൽക്കുന്ന, എന്നാൽ പ്രത്യകം അടുക്കളയുള്ള വീടുകളിൽ ഒരു മതിൽക്കെട്ടിനുള്ളിൽ താമസിക്കുന്നത്. നാലുനിലയിൽ പരന്നുകിടക്കുന്ന വലിയ കെട്ടിടങ്ങൾ. അവിടെയുള്ള പ്രശ്നം നമ്മൾ ഉപയോഗിക്കതുപോലെയുള്ള കക്കൂസ് അവിടെയില്ല എന്നതാണ്. പകരം സമാന്തരമായ അരമതിലുകൾക്കുള്ളിൽ ചെറിയ ഇടമതിൽ കെട്ടിമറച്ചൊരു സ്ഥലം, നിരയായി അഞ്ചോ ആരോ ഉണ്ട്. അതിൽ ഓരോന്നിലും കുന്തിച്ചിരിക്കാൻ പാകത്തിന് രണ്ടു കല്ലുകൾ. നമുക്ക് അതിൽ കയറിയിരുന്ന് കാര്യം സാധിക്കാം. മുകളിൽ ആകാശം താഴെ ഭൂമി! വെങ്ങോലയിൽ കക്കൂസില്ലാതെ വളർന്നതുകാരണം വെളിമ്പ്രദേശത്ത് കാര്യം സാധിക്കുന്നതോ കുന്തിച്ചിരിക്കുന്നതോ എനിക്ക് പ്രശ്നമല്ല. പക്ഷെ, അവിടെ ഒരു അഡീഷണൽ പ്രശ്നം കൂടിയുണ്ടായിരുന്നു. ഈ ചെറിയ ക്യൂബിക്കിളിന് വാതിൽ ഇല്ല. കക്കൂസിലേക്ക് ആൺ പെൺ വ്യത്യാസമില്ലാതെ ആരും കടന്നു വരും, അപ്പോൾ നമ്മൾ ഇരിക്കുന്നതറിയാതെ സ്ഥലത്തേക്ക് മറ്റൊരാൾ ഏതുസമയത്തും കടന്നുവന്നേക്കാം. അതിനെ മുരൾച്ച ശബ്ദം കൊണ്ടാണ് നേരിടുന്നത്. അത് അതുൽ എന്നെ നേരത്തെ പഠിപ്പിച്ചു. ഉദാഹരണത്തിന് നിങ്ങൾ കാര്യം സാധിച്ചുകൊണ്ടിരിക്കുന്നു, എന്നുകരുതുക. അപ്പോൾ അടുത്ത ഒരാൾക്ക് അവിടെ വരണമെങ്കിൽ കുബിക്കിളിന്റെ പുറത്തു വന്ന് ഹ്‌റും ഹ്‌റും എന്ന് ശബ്ദമുണ്ടാക്കും. ഉടനെ നിങ്ങൾ അതെ ശബ്ദം മൂന്നുപ്രാവശ്യം (ഹ്‌റും ഹ്‌റും ഹ്‌റും) കേൾപ്പിക്കണം. അതോടെ മറ്റെയാൾ വേറെ മുറി നോക്കി പൊക്കോളും. ഇവരൊക്ക കോടീശ്വരന്മാരും ആർമി കേണൽമാരും വിദേശത്ത് താമസിക്കുന്നവരും മറ്റു സംവിധാനങ്ങൾ പരിചയം ഉള്ളവരും ഒക്കെയാണ്. രാവിലെ പത്തുമണിയോടെ മിക്കവരുടെയും കാര്യം സാധിക്കൽ കഴിയും. പക്ഷെ നാട്ടിലെത്തിയാൽ സ്ഥിതി ഇതാണ്. പക്ഷെ അത് മാത്രമല്ല, നമ്മുടെ അപ്പിയെല്ലാം അവിടെ കൂടിക്കിടക്കുകയല്ലേ. ഗ്രാമത്തിലുള്ള കക്കൂസ് വൃത്തിയാക്കലുകാർ വന്ന് അതെല്ലാം ഒരു കുട്ടയിൽ വാരിക്കൊണ്ടുപോകും. ഈ ആളുകളെ സമൂഹം ഏറ്റവും മോശമായിട്ടാണ് കാണുന്നത്. ഗ്രാമത്തിന് ഏറ്റവും പുറത്തായിട്ടാണ് ഇവർ ജീവിക്കുന്നതും. ഈ വർഗ്ഗക്കാരുടെ പ്രശ്നമെല്ലാം ഞാൻ കേട്ടിട്ടുണ്ടണ് പക്ഷെ അതൊക്ക അപ്പോഴും നില നിൽക്കുന്നു എന്ന്, ആളുകൾ എത്ര സമ്പന്നരായാലും, വിദ്യാഭ്യാസം നേടിയാലും എങ്ങനെ ചില കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു, എന്ന് നമ്മൾ കണ്ടാലേ അറിയൂ. സ്വച്ഛ് ഭാരത് എന്നൊക്ക പറയുന്നത് വെറും കക്കൂസ് ഉണ്ടാക്കുന്ന പണിയല്ല എന്ന് ഇതൊന്നും കാണാത്തവർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടാണ്. സാമ്പാറിന്റെ വിധി: കേരളത്തിൽ ഇരുന്ന് മറ്റു സ്ഥലങ്ങളിലെ ആചാരങ്ങളെ വിധിക്കുക എളുപ്പമാണ്. മുൻപൊരിക്കൽ പറഞ്ഞത് പോലെ കണ്ടതിനെ നമ്മൾ വിധിക്കാൻ നോക്കരുത്, അനുഭവിക്കുക അറിയുക. ഇതിനെ വിധിക്കാൻ മുട്ടുന്നവരോട് ഒരു കഥ പറയാം. നമ്മുടെ നാട്ടിലെ സദ്യയെ പറ്റി നമുക്ക് നല്ല അഭിപ്രായം ആണല്ലോ, ഒരിക്കൽ എന്റെ ഒരു വടക്കേ ഇന്ത്യൻ സുഹൃത്ത് പറഞ്ഞു സദ്യ ഒക്കെ കൊള്ളാം, പക്ഷെ ബക്കറ്റും ആയി ഒരാൾ (സാമ്പാർ വിളമ്പാൻ) വരുമ്പോൾ അവരുടെ ഗ്രാമത്തിൽ ആളുകൾ ബക്കറ്റുമായി കാര്യം സാധിക്കാൻ പോകുന്ന ഓർമ്മ വരും, പിന്നെ ഭക്ഷണം കഴിക്കാൻ തോന്നില്ല. നമുക്ക് തികച്ചും സ്വാഭാവികം അയി തോന്നുന്നത് മറ്റുള്ളവർക്ക് അരോചകം ആകും എന്ന് കാണിക്കാൻ പറഞ്ഞു എന്നെ ഉള്ളൂ, അടുത്ത തവണ സാമ്പാറുകാരനെ കാണുമ്പോൾ ഇതൊന്നും ഓർക്കേണ്ട. മരുഭൂമിയിലെ ജീവിതം: ഗൾഫിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഒരു ശതമാനം പോലും ആ നാട്ടുകാരുടെ വീട് സന്ദർശിച്ചിട്ടുണ്ടാകില്ല. പൊതുവെ ഗൾഫിൽ വിവിധ സമൂഹങ്ങൾ വ്യത്യസ്ത കുമിളകളിൽ ആണ് ജീവിക്കുന്നത് (ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരു കുമിള, അറബികൾ മറ്റൊന്ന്, പാശ്ചാത്യർ വേറെ, ഫിലിപ്പീൻസുകാർ വേറെ ബംഗാളികൾ വേറെ, ഇവർ തമ്മിൽ ബന്ധങ്ങൾ ഇല്ല, കേരളത്തിൽ നാട്ടുകാരും ബംഗാളികളും പോലെ ഉള്ള ബന്ധമാണ് ഗൾഫിൽ അറബികളും മലയാളികളും തമ്മിൽ അഥവാ അറബികളുടെ വീട്ടിൽ പോയിട്ടുള്ളവരിൽ ഒരു ചെറിയ ശതമാനമേ അവരുടെ ഗ്രാമങ്ങളിൽ പോയിട്ടുണ്ടാകൂ. ഞാൻ ഒമാനിലായിരുന്ന കാലത്ത് ഞാൻ നിർബന്ധം പിടിച്ച് സുഹൃത്ത് അബ്ദുള്ളയുടെ വീട്ടിൽ പോയി. അതിശയിപ്പിക്കുന്ന ആതിഥ്യമര്യാദയാണ് അവർക്കുള്ളത്. വീട്ടിൽ എത്തിയാൽ നമ്മളും കൂടെ ഉളള ഭാര്യയും രണ്ടായി പിരിയണം, സ്ത്രീകൾ വീടിന്റെ ഒരു ഭാഗത്ത്, മറ്റിടത്ത് ആണുങ്ങൾ. അവന്റെ അമ്മയെ മാത്രമേ സ്ത്രീകളിൽ നമ്മൾ കാണൂ, പക്ഷെ അവന്റ്റെ അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. നമ്മുടെ സങ്കല്പത്തിലും നഗരത്തിലും കാണുന്ന അറബികളല്ല, ഗ്രാമത്തിലുള്ളത്. പ്രത്യേകിച്ചും ഒമാനിൽ. സമയം കിട്ടുമ്പോൾ എഴുതാം, പക്ഷെ അവിടെ ഉളളവരിൽ നാട്ടുകാരും ആയി അത്യാവശ്യം അടുപ്പമുള്ളവർ നേരിട്ടുകാണാൻ ശ്രമിച്ചുനോക്കുക. ഡെസേർട്ട് കാമ്പിൽ പോയി കാണുന്ന ബെഡുജീവിതം അല്ല സത്യം. വിദേശങ്ങളിൽ ഇപ്പോൾ AirBnB വന്നതോടെ ഇക്കാര്യം നല്ല എളുപ്പമായി. ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ വീടുകൾ യാത്രക്കാർക്കായി തുറന്നിട്ടിരിക്കുന്നത്. അവിടങ്ങളിൽ താമസിക്കുന്നതിന് ചെലവ് കുറവാണെന്ന് മാത്രമല്ല, ആ നാട്ടുകാരെ പരിചയപ്പെടാനും അവരുടെ സംസ്കാരത്തെപ്പറ്റി അറിയാനുമുള്ള സുവർണ്ണാവസരങ്ങൽ കൂടിയാണ് നമ്മുടെ മുന്നിൽ തുറന്നുകിട്ടിയിരിക്കുന്നത്. യാത്രചെയ്യുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുക നല്ല ആതിഥേയരെ കിട്ടുന്നതെങ്ങനെ എന്ന് പിന്നീടെഴുതാം). പേരുകേൾക്കാത്ത സ്ഥലങ്ങൾ: ലോകത്ത് എവിടെയും ടൂറിസത്തിന് പേരുകേട്ട ഇടങ്ങളുണ്ട്. കേരളത്തിൽ മൂന്നാർ, തമിഴ്‌നാട്ടിൽ കന്യാകുമാരി, വടക്കേ ഇന്ത്യയിൽ ജയ്‌പൂർ, ഗൾഫിൽ ദുബായ്, യൂറോപ്പിൽ സ്വിറ്റ്സർലാൻഡ് എന്നിങ്ങനെ. അവിടെയെല്ലാം എപ്പോഴും യാത്രികരുടെ തിരക്കായിരിക്കും. ഇത്തരം സ്ഥലങ്ങളിലൊന്നും പോകുന്നതിൽ തെറ്റില്ലെങ്കിലും അതിന്റെയൊക്കെ കൂടെ സാധാരണ ആളുകൾ പോകാത്ത മനോഹരങ്ങളായ സ്ഥലങ്ങളും കാണാൻ ശ്രമിക്കണം. ഉദാഹരണത്തിന്, ആലുവക്കടുത്ത് തിരുവാലൂർ എന്നൊരു ഗ്രാമമുണ്ട്. അവിടെ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ഒരു ക്ഷേത്രമുണ്ട്. പക്ഷെ, എന്തുകൊണ്ടോ അതിന് ഗുരുവായൂരോ വൈക്കമോ പോലുള്ള തിരക്കില്ല. ഐതിഹ്യമാല വായിച്ച ഓർമ്മയിൽ ഞാനൊരിക്കൽ അവിടെ പോയി. എത്ര മനോഹരമാണ് ആ ക്ഷേത്രമെന്നോ! ദൈവവിശ്വാസിയല്ലെങ്കിൽ പോലും ആ വഴി പോകുന്നവർ ഒന്ന് കയറണം. ഇതുപോലെ നമ്മളറിയാത്ത എത്രയോ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ, മലകൾ, കുന്നുകൾ, അരുവികൾ നമ്മുടെ ചുറ്റുമുണ്ട്! നാം കേട്ടിട്ടില്ലാത്ത മനോഹരമായ സ്ഥലങ്ങളെപ്പറ്റി അറിയാൻ സാധിക്കുന്നു എന്നത് ഫേസ്‌ബുക്ക് വന്നതിൽപ്പിന്നെ ഞാൻ കണ്ട ഒരു ഗുണമാണ്. നിങ്ങളുടെ അറിവിൽ അത്ര പ്രശസ്തമല്ലാത്തതും എന്നാൽ കണ്ടിരിക്കേണ്ടതുമായ സ്ഥലങ്ങളുണ്ടെങ്കിൽ പറയൂ, അത് കേരളത്തിലോ ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയാണെങ്കിലും. കിട്ടുമോ എന്ന് പരീക്ഷിക്കുക. ഇതൊക്കെ സംഘടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ സ്ഥാപനത്തിൽ പോയി “എന്നെ ഇന്നയിടത്ത് കോൺഫറൻസിൽ വിളിച്ചിട്ടുണ്ട്, ഞാൻ ആണ് പ്രധാന പ്രസംഗം, ഞാൻ ചെല്ലണം എന്ന് അവർക്ക് വലിയ നിർബന്ധം” (ഇവിടെ അയ്യോ പാവം മാറി, “ഞാൻ ആരാ മോൾ” ഭാവം എടുക്കുക, കുറെ കയ്യിൽ നിന്നും എടുത്തടിക്കുക, പോസ്റ്റർ പ്രസന്റേഷൻ ആണെങ്കിലും കീ നോട്ട് ആണെന്നെ പറയാവൂ എന്നൊക്ക പറഞ്ഞു അവധിയും പറ്റിയാൽ എന്തെങ്കിലും സഹായവും താരമാക്കുക. ഐ ഐ ടി കളിലും പുതിയ തലമുറ സ്ഥാപനങ്ങളിലും ഒക്കെ കുട്ടികൾക്ക് കോൺഫറൻസിന് പോകാനായി ഏറെ പണം ലഭ്യമാണ്. കോൺഫറൻസിന് പോകാൻ പല സർക്കാർ വകുപ്പുകളും സഹായം നൽകുന്നുമുണ്ട്, അതൊക്കെ അന്വേഷിച്ചു കണ്ടു പിടിക്കുക. പി എച്ച് ഡി ഒരു വര്ഷം കൂടി നീണ്ടാലും കുഴപ്പം ഒന്നുമില്ല. ഇത്രയുമൊക്കെ ബുദ്ധി മുട്ടി പോയിട്ട് കോൺഫറൻസ് മുഴുവൻ അറ്റൻഡ് ചെയ്ത് വിവരമുണ്ടാക്കിക്കളയാം എന്നൊന്നും വിചാരിച്ചേക്കരുത്. പകരം അവിടെ വരുന്നവരിൽ പ്രാസംഗികരുൾപ്പെടെ പരമാവധി ആളുകളെ പരിചയപ്പെടുക, അടുത്ത കോൺഫറൻസിനുള്ള ക്ഷണം ഉറപ്പാക്കുക, പറ്റിയാൽ കോൺഫറൻസ് സംഘാടകരുടെ ചിലവിൽ നഗരം ചുറ്റുക, ആ നാട്ടിൽ ബന്ധുവോ, സുഹൃത്തോ ഫേസ്ബുക്ക് സുഹൃത്തോ ആയ മലയാളികളെ തപ്പിപ്പിടിച്ച് ചായ് പേ ചർച്ച നടത്തുക. കോൺഫറൻസിന് പോയി വിഷയത്തിൽ വിവരം ഉണ്ടായ ഒരാളെയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഈ കോൺഫറൻസ് തട്ടിപ്പ് പരിപാടി അറിയാവുന്ന തട്ടിപ്പുകാർ ലോകത്തുണ്ട് കേട്ടോ, അത് കൊണ്ട് ഇങ്ങനെ നടക്കുന്നവരെ പറ്റിക്കാനുള്ള കോൺഫറൻസുകളും ഉണ്ട്, സൂക്ഷിക്കണം. നിങ്ങളെ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഒക്കെ കോൺഫറൻസിന് തിരഞ്ഞെടുത്തു എന്നും, വണ്ടിക്കൂലി എല്ലാം ഫ്രീ ആയി തരും എന്നൊക്കെ എഴുത്തയക്കും. നിങ്ങൾ അതിൽ വീണാൽ പെട്ടു . ഔദ്യോഗിക യാത്ര പോകുമ്പോൾ കുടുംബത്തെ കൂടെ കൊണ്ടുപോകുന്നത് ഒരു റിസ്കി പരിപാടിയാണ്. നമ്മൾ അവിടെ ചെല്ലുമ്പോൾ നമ്മുടെ പ്രധാന ജോലി ഔദ്യോഗികം ആണല്ലോ, അപ്പോൾ നമ്മുടെ പങ്കാളിയെയും കുട്ടികളെയും ഒക്കെ വേണ്ട പോലെ നോക്കാൻ പറ്റാതെ വരും. അവർ ഒറ്റക്ക് സ്ഥലം ചുറ്റിയടിക്കാൻ ഒക്കെ തയ്യാറാണെങ്കിൽ എങ്ങനെയും അവരെയും കൊണ്ട് പോകണം. അല്ല, അവർ ഹോട്ടലിൽ ഇരിക്കുകയും വൈകീട്ട് നമ്മൾ വരാൻ അല്പം വൈകിയാൽ ഉടക്കുന്നവരും ആണെങ്കിൽ പിന്നെ ആ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഫ്ലെക്സിബിലിറ്റി ആണ് ഇവിടുത്തെ പ്രധാന വിഷയം. ജോലി ചെയ്യുന്നത് സ്ത്രീകൾ ആണെങ്കിൽ ഭർത്താക്കന്മാർ കൂടുതൽ ഫ്ലെക്സിബിലിറ്റി കാണിച്ചേ പറ്റൂ. വൈകീട്ട് ആറുമണി കഴിഞ്ഞും മീറ്റിംഗ് കഴിഞ്ഞു ഭാര്യ വന്നില്ലെങ്കിൽ കണ്ണുരുട്ടുകയും സംശയിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരെ കൂട്ടി ഒരു ഭാര്യയും ഒഫീഷ്യൽ ട്രിപ്പ് പോകരുത്. സുഹൃത്തുക്കളും ബന്ധുക്കളും: യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉള്ള നാട്ടിലേക്ക് യാത്ര പോകുന്നതാണ് ഏറ്റവും എളുപ്പമുള്ള പരിപാടി. അവരുടെ ചിലവിലോ അവരുടെ വീട്ടിൽ താമസിച്ചോ ഒന്നും ആകേണ്ടതില്ല (അങ്ങനെ ആയാലും കുഴപ്പമില്ല പക്ഷെ അവർ അവിടെ ഉണ്ടെങ്കിൽ ആധികാരികമായ വിവരങ്ങൾ കിട്ടും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അവർ ഉണ്ടെന്ന ധൈര്യവും ഉണ്ടല്ലോ. നിങ്ങളും അവരും തമ്മിലുള്ള ഇരിപ്പു വശം അനുസരിച്ച് അവരുടെ കൂടെ താമസിക്കുകയോ യാത്രക്ക് അവരെ കൂട്ടുകയോ ഒക്കെ ചെയ്യാം, അതൊന്നും അത്ര പ്രധാനമല്ല, പക്ഷെ യാത്ര പോയി തുടങ്ങുന്ന കാലത്ത് നിങ്ങൾക്ക് ധൈര്യം കിട്ടാൻ ഇതെല്ലം നല്ല ഉപായങ്ങൾ ആണ്. ഇതൊക്കെ അവർക്കല്പം ബുദ്ധിമുട്ടല്ലേ എന്ന് തോന്നാം. ആണ്, പക്ഷെ സുഹൃത്തുക്കൾക്ക് വേണ്ടി അല്പം ബുദ്ധിമുട്ടുന്നതൊക്കെ സൗഹൃദത്തിന്റെ ഭാഗമാണ്. ഫേസ്ബുക്ക് സൗഹൃദവും യാത്രക്ക് വേണ്ടി ഉപയോഗിക്കാം, പക്ഷെ ഒരിക്കലും നേരിട്ട് കാണാത്തവരുമായി ഇടപെടുമ്പോൾ സുരക്ഷ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ വീട്ടിൽ പോയി താമസിക്കാം എന്നുള്ള പരിപാടികൾ കുഴപ്പത്തിൽ ചാടിക്കും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി (Muralee Thummarukudy). കൂട്ടുകൂടി യാത്രചെയ്യുമ്പോൾ MT യുടെ യാത്രകൾ October 12, 2017 ചിലവ് കുറഞ്ഞ യാത്ര MT യുടെ യാത്രകൾ October 12, 2017 പ്ളഗ്ഗും സോക്കറ്റും മറ്റ് കുന്ത്രാണ്ടങ്ങളും MT യുടെ യാത്രകൾ October 12, 2017 യാത്രയും പണവും: നാടനും മറു നാടനും :MT യുടെ യാത്രകൾ October 9, 2017 എവിടേക്കാണ് നാം യാത്ര പോകേണ്ടത് MT യുടെ യാത്രകൾ October 8, 2017 പാസ്സ്പോർട്ടും വിസയും MT യുടെ യാത്രകൾ October 7, 2017 എന്തുകൊണ്ടാണ് ആളുകൾ യാത്രചെയ്യാത്തത് MT യുടെ യാത്രകൾ October 7, 2017 എന്തിനാണ് നാം യാത്ര ചെയ്യേണ്ടത് MT യുടെ യാത്രകൾ October 3, 2017 മഞ്ഞ പാസ്സ്‌പോർട്ട് ഇല്ലാത്ത കുട്ടി- MT യുടെ യാത്രകൾ October 2, 2017 ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക : കൂട്ടുകൂടി യാത്രചെയ്യുമ്പോൾ MT യുടെ യാത്രകൾ ചിലവ് കുറഞ്ഞ യാത്ര MT യുടെ യാത്രകൾ പ്ളഗ്ഗും സോക്കറ്റും മറ്റ് കുന്ത്രാണ്ടങ്ങളും MT യുടെ യാത്രകൾ നിങ്ങൾക്കും സൈബർ മലയാളത്തിന്റെ ഭാഗമാകാം. നിങ്ങളുടെ ലേഖനങ്ങൾ [email protected] എന്ന വിലാസത്തിൽ അയക്കുക. ‘ഓരോ വർഷവും ഈ ദിവസം നാം ഓട്ടോമൻ കാലഘട്ടത്തിൽ നടന്ന അർമേനിയൻ വംശഹത്യയിൽ മരിച്ചവരെ ഓർമിക്കുകയും അത്തരമൊരു ഹീനകൃത്യം മേലിൽ സംഭവിക്കുന്നതു തടയാൻ നമ്മെത്തന്നെ പുനഃസമർപ്പിക്കുകയും ചെയ്യുന്നു.’ കഴിഞ്ഞ ഏപ്രിൽ 24-ന്, അർമേനിയൻ അനുസ്മരണദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നടത്തിയ ഈ പ്രസ്താവന ചരിത്രത്തിന്‍റെ ഭാഗമായി. ഓട്ടോമൻ സാമ്രാജ്യത്തിൽ നടത്തിയ അർമേനിയക്കാരുടെ കൂട്ടക്കൊലയെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് വംശീയ ഉന്മൂലനമായി വിശേഷിപ്പിക്കുന്നത്. പ്രസിഡന്‍റ് റീഗനുശേഷം ഈ വാക്ക് ഉപയോഗിക്കുന്ന ആദ്യ പ്രസിഡന്‍റുമാണ് ജോ ബൈഡൻ. ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ പിന്തുടർച്ച അവകാശപ്പെടുന്ന ആധുനിക തുർക്കി അർമേനിയൻ കൂട്ടക്കൊലയെ ഒരിക്കലും വംശഹത്യയായി അംഗീകരിച്ചിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിന്‍റെ ഭാഗമായി നടന്ന കൊലപാതകങ്ങളായാണ് തുർക്കി ഈ വംശഹത്യയെ കാണുന്നത്. തുർക്കിയെ പിണക്കാൻ നാറ്റോയിലെ പ്രമുഖ സഖ്യകക്ഷിയായ അമേരിക്ക ഇതുവരെ മടിച്ചുനിൽക്കുകയായിരുന്നു. അതുകൊണ്ടാണ് നിരവധി ലോകരാജ്യങ്ങൾ അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് അംഗീകരിച്ചപ്പോഴും അമേരിക്ക നിശബ്ദമായിരുന്നത്. എന്നാൽ, ബൈഡന്‍റെ പ്രസ്താവനയെ ‘തികച്ചും നിന്ദ്യ’മെന്നാണ് തുർക്കി വിശേഷിപ്പിച്ചത്. അർമേനിയക്കാർ വംശഹത്യയിൽ മണ്‍മറഞ്ഞവരെ അനുസ്മരിക്കാൻ ഒത്തുകൂടുന്ന തീയതികൂടിയാണ് ഏപ്രിൽ 24. പ്രവാസികളായി അർമേനിയയ്ക്കു വെളിയിൽ കഴിയുന്ന അർമേനിയക്കാരും അന്ന് വംശഹത്യാസ്മാരകമായി റ്റ്സിറ്റ്സെർനാക്കാബെർഡിൽ പണിതിരിക്കുന്ന മന്ദിരത്തിലെത്തും. അർമേനിയയുടെ തലസ്ഥാനമായ യെരെവാനു വടക്കുപടിഞ്ഞാറായിട്ടാണ് ഈ സ്മാരകത്തിന്‍റെ സ്ഥാനം. 1960ൽ അർമേനിയൻ റിപ്പബ്ലിക് പണിതുടങ്ങിയ സ്മാരകത്തിന് സോവിയറ്റ് നേതൃത്വം അനുമതി നൽകിയത് 1965ലാണ്. മനുഷ്യാവകാശലംഘനങ്ങളിൽ തുർക്കിയുടെ മോശം റിക്കാർഡാണ് ഇപ്പോൾ അമേരിക്കയെ മനംമാറ്റത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. പ്രത്യേകിച്ചും ന്യൂനപക്ഷാവകാശങ്ങൾ അടിച്ചമർത്താനും അധികാരം നിലനിർത്താൻ മതവർഗീയത വളർത്താനും തുർക്കി പ്രസിഡന്‍റ് എർദോഗൻ യാതൊരു മറയുമില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വിമർശകരെ നിഷ്കരുണം കൈകാര്യം ചെയ്യുന്ന എർദോഗൻ തുറുങ്കിലടച്ച മനുഷ്യാവകാശ പ്രവർത്തകർ നിരവധിയാണ്. ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ആരാധനാലയം മറ്റനേകം ക്രൈസ്തവദേവാലയങ്ങളെപ്പോലെ മോസ്കായി മാറി. ഹാഗിയ സോഫിയയുടെ പ്രതീകാത്മകമൂല്യം മനസിലാക്കിക്കൊണ്ടുതന്നെയാണ് എർദോഗൻ പള്ളിയെ മോസ്കാക്കി മാറ്റിയത്. ഇത്തരത്തിലുള്ള കൃത്യങ്ങൾ ഭാവിയിൽ വംശഹത്യകളിലേക്കു നയിച്ചേക്കാം. അതു തടയുകയാണു തന്‍റെ ലക്ഷ്യമെന്ന് ബൈഡൻ വ്യക്തമാക്കുന്നു. വംശഹത്യക്ക് ഐക്യരാഷ്ട്രസഭ ഒരു നിർവചനം നൽകിയത് 1948 ഡിസംബർ ഒന്പതിനാണ്. 1951 ജനുവരി 12നു നിലവിൽ വന്ന ഈ നിർവചനത്തിന് 146 രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ഈ നിർവചനമനുസരിച്ച്, ദേശീയമോ വംശീയമോ വർഗപരമോ മതപരമോ ആയ ഒരു വിഭാഗത്തെ ഭാഗികമായോ പൂർണമായോ തുടച്ചുനീക്കാനുള്ള ലക്ഷ്യത്തോടെ നടത്തപ്പെടുന്ന പ്രവൃത്തിയാണ് വംശഹത്യ. അർമേനിയൻ ചരിത്രം പഠിച്ചിട്ടുള്ള ചരിത്രകാരന്മാരിൽ ഭൂരിപക്ഷവും അർമേനിയക്കാരുടെമേൽ ഒന്നാം ലോകയുദ്ധകാലത്തു നടത്തപ്പെട്ട അതിക്രമങ്ങൾ വംശഹത്യയുടെ പരിധിയിൽ വരും എന്ന അഭിപ്രായക്കാരാണ്. മാത്രമല്ല, ഈ വംശഹത്യക്ക് ചരിത്രപരമായ തെളിവുകൾ ഉണ്ടുതാനും. ഒന്നാം ലോകയുദ്ധത്തിന്‍റെ ഏറ്റവും ഇരുൾമൂടിയ അധ്യായങ്ങളിലൊന്നാണ് അർമേനിയൻ ക്രൈസ്തവരുടെ ഉന്മൂലനം. പതിനഞ്ചു ലക്ഷത്തിലേറെ ക്രൈസ്തവരെയാണ് 1915-നും 1918-നും ഇടയിൽ കൂട്ടക്കൊല ചെയ്തത്. അന്നാരംഭിച്ച രക്തച്ചൊരിച്ചിലിന്‍റെ ദുരന്തകഥ ഇന്നും തുടരുകയാണ്. ന്യൂനപക്ഷ വിവേചനത്തിലൂടെ, ഭൂമി പിടിച്ചെടുക്കലിലൂടെ, സായുധ സംഘർഷങ്ങളിലൂടെ, എണ്ണിയാൽ തീരാത്ത മനുഷ്യദുഃഖത്തിന്‍റെ പരന്പരകളിലൂടെ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ഇരുപതു ലക്ഷത്തിലേറെ അർമേനിയൻ ക്രൈസ്തവരാണ് ഓട്ടോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്നത്. എഡി 301-ൽ ക്രിസ്തുമതം സ്വീകരിച്ച അർമേനിയൻ വംശജരുടെ പിന്മുറക്കാർ. ക്രൈസ്തവ ഭൂരിപക്ഷമുണ്ടായിരുന്ന ഏഷ്യാമൈനറിൽ (ഇന്നത്തെ തുർക്കി) ജീവിച്ചിരുന്ന അവർ ഇസ്‌ലാമിന്‍റെ അധിനിവേശമുണ്ടായിട്ടും ക്രൈസ്തവരായി തുടർന്നു. ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളുടെ ഇടയിൽ അർമേനിയൻ ക്രൈസ്തവ ന്യൂനപക്ഷം സാമാന്യം സുഭിക്ഷമായിത്തന്നെ ജീവിച്ചുപോന്നു. ആപേക്ഷികമായ ഈ അവസ്ഥയ്ക്കു മാറ്റം വന്നത് 1908-ൽ യുവതുർക്കികൾ എന്നറിയപ്പെടുന്ന വിപ്ലവകാരികൾ ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭരണം പിടിച്ചപ്പോഴാണ്. അവർ തുർക്കിരാജ്യത്തെ ഏകശിലാ രൂപമുള്ള ഒരു ദേശീയരാഷ്ട്രീയമായി വിഭാവനം ചെയ്തു. ബഹുസ്വരതയ്ക്കു സ്ഥാനമില്ലാത്ത ആ രാജ്യത്ത് അർമേനിയൻ ക്രൈസ്തവർ അധികപ്പറ്റാണ്; അപരന്മാരും ആഭ്യന്തര ശത്രുക്കളുമാണ്. ഒന്നാം ലോകമഹായുദ്ധം ക്രൈസ്തവമുക്തമായ ഒരു ഓട്ടോമൻ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കി. ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ വിരുദ്ധചേരിയിൽ നിന്നിരുന്ന റഷ്യയോട് തുർക്കിയിലെ അർമേനിയൻ ക്രൈസ്തവർ സഹകരിച്ചു എന്ന ആരോപണമുയർത്തി അവരെ വേട്ടയാടാൻ തുടങ്ങി. രാജ്യത്തിന്‍റെ കിഴക്കുള്ള വാൻ പട്ടണത്തിൽ അർമേനിയൻ ക്രൈസ്തവർ ഭരണകൂടത്തിനെതിരേ എതിർപ്പുയർത്തിയത് അവരെ അടിച്ചമർത്താനുള്ള കാരണമായിത്തീർന്നു. 1915 ഏപ്രിൽ 24-നു രാത്രി കോണ്‍സ്റ്റാന്‍റിനോപ്പിളിലെ (ഇന്നത്തെ ഈസ്റ്റാംബുൾ) 250-ഓളം അർമേനിയൻ ബുദ്ധിജീവികളെ തുർക്കിസൈന്യം തുറുങ്കിലടച്ചു. ഇതായിരുന്നു അർമേനിയൻ വംശഹത്യയുടെയും കൂട്ടപ്പലായനത്തിന്‍റെയും തുടക്കം. തുടർന്ന് ദേശവ്യാപകമായി അർമേനിയക്കാരെ വേട്ടയാടി കൊല്ലുകയായിരുന്നു. ഗ്രാമങ്ങളിൽനിന്ന് പുരുഷന്മാരെ മാത്രം തെരഞ്ഞുപിടിച്ച് ബന്ധിച്ചുകൊണ്ടുപോയി കൊന്നുകളഞ്ഞു. ഇത് അതിജീവിച്ചവരെ മാറ്റിത്താമസിപ്പിക്കാനെന്നപേരിൽ വടക്കൻ സിറിയയിലെയും ഇറാക്കിലെയും മരുഭൂമികളിലേക്ക് ആട്ടിപ്പായിച്ചു. അനേകം പേർ വഴിമധ്യേ വീണുമരിച്ചു. മറ്റുള്ളവർ മരുഭൂമിയിലെ ക്യാന്പുകളിൽ വിശപ്പും ദാഹവും രോഗപീഡകളുംകൊണ്ട് മരണത്തെ പുൽകി. അങ്ങനെ പതിനഞ്ചുലക്ഷം അർമേനിയൻ ക്രൈസ്തവരാണ് രണ്ടു വർഷംകൊണ്ടു കൊല്ലപ്പെട്ടത്. ഇതാണ് അർമേനിയൻ ക്രൈസ്തവരുടെ ചരിത്രത്തിലെ വേദനാജനകമായ ഏടായി അവശേഷിക്കുന്ന വംശഹത്യ. പുരുഷന്മാരെ കൊന്നൊടുക്കിയതിനൊപ്പം രണ്ടു ലക്ഷത്തോളം അർമേനിയൻ സ്ത്രീകളെയും കുട്ടികളെയും ഇസ്‌ലാമിലേക്കു നിർബന്ധിതമായി മതപരിവർത്തനം നടത്തുകയും ചെയ്തു. 1991 വരെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന അർമേനിയൻ റിപ്പബ്ലിക് ഈ കൂട്ടക്കൊലയെ വംശഹത്യയായി ലോകരാജ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടു വരികയായിരുന്നു. യൂറോപ്യൻ യൂണിയൻ 1987 ൽ അർമേനിയക്കാരുടെ കൂട്ടക്കൊല വംശീയ ഉന്മൂലനമായിരുന്നെന്നു വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ, “20-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ’’യായി അർമേനിയൻ കൊലപാതക പരന്പരയെ വിശേഷിപ്പിച്ചു. ജർമൻ പാർലമെന്‍റും ഇതൊരു വംശഹത്യയായിരുന്നെന്ന് ഏറ്റുപറഞ്ഞു. 1915ലെ കൂട്ടക്കൊല നടക്കുന്പോൾ ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ സഖ്യകക്ഷിയായിരുന്നു ജർമനി. അതുകൊണ്ടുതന്നെ ജർമനി അന്നു നിശബ്ദത പാലിച്ചു. അന്നത്തെ ചാൻസലർ പറഞ്ഞത് ഇതാണ്: “യുദ്ധാവസാനം വരെ തുർക്കി ഞങ്ങളുടെ ഭാഗത്തുണ്ടായിരിക്കണം എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആഗ്രഹം. അർമേനിയക്കാർക്ക് എന്തു സംഭവിച്ചാലും ഞങ്ങൾക്കതു വിഷയമല്ല!’’ ദശലക്ഷക്കണക്കിന് അർമേനിയക്കാർ ജീവിച്ചിരുന്ന തുർക്കിയിൽ ഇന്ന് ഏകദേശം ഒരുലക്ഷം അർമേനിയൻ വംശജരാണുള്ളത്. അവരിൽ ഭൂരിഭാഗവും താമസിക്കുന്നത് ഈസ്റ്റാംബുൾ പട്ടണത്തിലും. നേരത്തെ അധിവസിച്ചിരുന്ന ഗ്രാമങ്ങളെല്ലാം ക്രൈസ്തവമുക്തമായിക്കഴിഞ്ഞിരിക്കുന്നു. നിർബന്ധപൂർവം മതം മാറ്റപ്പെട്ട അർമേനിയക്കാരുടെ പിൻതലമുറക്കാർ തുർക്കിയിലുണ്ട്. ക്രൈസ്തവ അർമേനിയക്കാർ പരിമിതമായ കുടുംബവൃത്തത്തിൽ തികച്ചും സ്വകാര്യജീവിതമാണു നയിക്കുന്നത്. ദേശീയവാദികളുടെ തോക്കിന് അവർ ഇരയാകുന്നത് അപൂർവമല്ലതാനും. അർമേനിയൻ വംശഹത്യയെ പേരെടുത്തുപറഞ്ഞു പരാമർശിച്ചത് അമേരിക്കയുടെ പരന്പരാഗതമായ നയങ്ങളിൽനിന്നുള്ള വ്യതിചലനമാണെന്നതിൽ തർക്കമില്ല. അമേരിക്കയും തുർക്കിയും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുന്പോഴാണ് ഈ പ്രസ്താവന എന്നതു ശ്രദ്ധേയമാണ്. ജോ ബൈഡൻ പറഞ്ഞു: “ഇന്നേക്കു 106 വർഷങ്ങൾക്കു മുന്പ് വംശഹത്യയിൽ ജീവൻ വെടിഞ്ഞ അർമേനിയക്കാരെ അമേരിക്കൻ ജനത ആദരിക്കുന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ അർമേനിയൻ കുടിയേറ്റക്കാർ അമേരിക്കയെ അസംഖ്യം മാർഗങ്ങളിൽ സന്പുഷ്ടമാക്കുകയുണ്ടായി. എങ്കിലും തങ്ങളുടെ ദുരന്തചരിത്രം അവർ മറന്നിട്ടില്ല. ഈ ചരിത്രത്തെ നമ്മൾ ബഹുമാനിക്കുന്നു. ആ വേദന നമ്മൾ കാണുന്നു. ആ ചരിത്രം നമ്മൾ അംഗീകരിക്കുന്നു. ആരെയും കുറ്റപ്പെടുത്താനല്ല, സംഭവിച്ചത് ആവർത്തിക്കാതിരിക്കാനാണു നാമിതു ചെയ്യുന്നത്.’’ അമേരിക്ക വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ അങ്കാറ അതിശക്തമായ സ്വാധീനമാണ് പ്രയോഗിച്ചുകൊണ്ടിരുന്നത്. സിറിയയിലുള്ള അമേരിക്കൻ പട്ടാളക്കാരെ ഭീഷണിപ്പെടുത്തുക, അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോവുക, നയതന്ത്ര ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുക, അമേരിക്കൻ സന്ദർശകരെ ഭീകരവാദികളായി മുദ്രകുത്തുക ഇങ്ങനെ പലതും. തങ്ങളുടെ ലക്ഷ്യം സാധിക്കാൻവേണ്ടി മറ്റൊരു സർക്കാരും ഇത്രമാത്രം അധ്വാനിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകന്മാർ പ്രസ്താവിച്ചിട്ടുണ്ട്. തുർക്കിയുടെ വർധിച്ചുവരുന്ന അസഹിഷ്ണുതയോടുള്ള ലോകജനതയുടെ നീരസമാണ് അമേരിക്ക പ്രകടിപ്പിച്ചിരിക്കുന്നത്. മധ്യേഷ്യയിലെ മിക്ക രാജ്യങ്ങളുമായും തുർക്കിക്ക് സൗഹാർദമില്ല. ഗ്രീസ്, അർമേനിയ, യുഎഇ, ഇസ്രയേൽ, ഈജിപ്ത് എന്നിവയെല്ലാം തുർക്കിയുടെ ക്രോധത്തിനു പാത്രമായിട്ടുണ്ട്. ഗ്രീസിനെ ആക്രമിക്കുമെന്ന് 2020-ൽ ഭീഷണിപ്പെടുത്തിയ തുർക്കി, ഇസ്രയേലിനെ നാസി ജർമനിയുമായി താരതമ്യപ്പെടുത്തി. ഫ്രാൻസിൽ ഇസ്‌ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നതു തുർക്കിയാണെന്നത് പകൽപോലെ വ്യക്തമാണ്. സോവ്യറ്റ് യൂണിയനെതിരേ പാശ്ചാത്യശക്തികളുടെ സഖ്യമായ നാറ്റോയിൽ അംഗത്വം നൽകിക്കൊണ്ട് കമ്യൂണിസത്തെ നേരിടാമെന്നായിരുന്നു അമേരിക്കയുടെ സങ്കല്പം. എന്നാൽ ഇന്നു റഷ്യയുടെ സഖ്യകക്ഷിയാണ് തുർക്കി. തുർക്കിയെ മെരുക്കാൻ സൗഹൃദം തന്നെയാണ് ഉചിതം എന്ന നിലപാടും അവരുടെ ചില വാദങ്ങൾ അംഗീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുകയുണ്ടായി. അമേരിക്കയുടെ നിശബ്ദതയാണ് ആഭ്യന്തരമായി മനുഷ്യാവകാശലംഘനങ്ങൾ തുടരാനും ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ-മാധ്യമപ്രവർത്തകരെയും പീഡിപ്പിക്കാനും തുർക്കിക്കു ധൈര്യം കൊടുത്തത് എന്നാണു നിരീക്ഷണം. അടുത്തയിടെ അർമേനിയയും അസർബൈജാനും തമ്മിലുണ്ടായ യുദ്ധത്തിൽ തുർക്കി വഹിച്ച പങ്ക് സംഘർഷം ആളിക്കത്തിക്കുന്ന വിധത്തിലായിരുന്നു. എർദോഗന്‍റെ ഏകാധിപത്യരീതികളെ പ്രസിഡന്‍റ് ട്രംപ് ഇഷ്ടപ്പെട്ടിരുന്നത്രെ. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് തുർക്കി പ്രതീക്ഷിച്ചിരുന്നു. 2017 മേയ് 16ന് എർദോഗന്‍റെ സുരക്ഷാ ഭടന്മാരും അനുയായികളും ചേർന്ന് അമേരിക്കയിൽവച്ച് അമേരിക്കൻ പ്രതിഷേധക്കാരെ മർദിച്ചത് കറുത്ത കരടായി. പക്ഷേ കുറ്റങ്ങളൊന്നും ചാർജ് ചെയ്യപ്പെട്ടില്ല. അങ്കാറയെ പിണക്കാൻ അമേരിക്ക തയാറല്ലായിരുന്നു. അമേരിക്കയുടെ സുഹൃത്തായി ഭാവിച്ചുകൊണ്ടുതന്നെ, സിറിയയിൽ അമേരിക്ക ഭീകരവാദികളെ സൃഷ്ടിക്കുകയാണെന്ന് തുർക്കി കുറ്റപ്പെടുത്തി. ഐഎസിന്‍റെ ഭീകരാക്രമണങ്ങളെ ചെറുത്തുകൊണ്ടിരുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോ്ഴ്സിനെക്കുറിച്ചായിരുന്നു ഈ ആരോപണം. വാസ്തവത്തിൽ ഐഎസിനോടായിരുന്നു തുർക്കിയുടെ അനുഭാവം! മാത്രമല്ല, സിറിയയിൽ കടന്നുകയറി കുർദുകളെ കൊന്നൊടുക്കാനും തുർക്കി തയാറായി, 2019 ജനുവരിയിൽ. നാഗോർണോ-കറാബാക് പ്രദേശം പിടിച്ചടക്കി ക്രൈസ്തവവിമുക്തമാക്കാൻ തുർക്കിയാണ് അസർബൈജാനുവേണ്ട ഒത്താശകൾ ചെയ്തത്. അവിടെ ക്രൈസ്തവികതയുടെ സകല ശേഷിപ്പുകളും തുടച്ചുനീക്കാനും തുർക്കി മുൻകൈയെടുത്തു. തുർക്കി നേതൃത്വം നൽകുന്ന ഏകാധിപത്യ-മതാധിഷ്ഠിത -മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ചരിത്രപരമായി ചില തെറ്റുകൾ തിരുത്തപ്പെടണം. അർമേനിയൻ വംശഹത്യയെ ചൂണ്ടിക്കാണിക്കുകവഴി ഒരു തെറ്റ് തിരുത്തപ്പെട്ടിരിക്കുന്നു. ലോകവ്യാപകമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ നിശ്ചയദാർഢ്യമാണ് ഈ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്‍റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ വലുതാകുന 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത് മലയാള സാഹിത്യ സാംസ്കാരിക നിരയിലെ ഗുരു കാരണവരായ എംകെ സാനുമാഷ് 95 ന്‍റെ നിറവിൽ. കർമവും ധർമവും സമന്വയിപ്പിച്ച ഇ തെക്കെ അമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കളരികൾ ആളൊഴിയാത്ത യുദ്ധനിര പോലെയാണ്. ഒരാൾ ബൂട്ടഴിച്ച് കയറുന്പോൾ നൂറാൾ ഉ നിർണായക സംഭവങ്ങളുടെ മുന്നിലും പിന്നിലുമായി ചരിത്രം രണ്ടായി വിഭജിച്ചു നിൽക്കുന്ന കാഴ്ചകൾ ലോകത്തു പുതുമയല്ല. മതിലു പുതിയ ജനുസിൽപ്പെട്ട വളർത്തുമൃഗങ്ങളെ എത്ര പണം കൊടുത്തും സ്വന്തമാക്കുകയെന്നതു പലർക്കും ഇന്നൊരു ഹരമായി മാറി. മക്ക മനുഷ്യൻ ആദ്യം പിറന്ന വീടാണ് കാട്. വനവാസികളായിരുന്നു നമ്മുടെ പൂർവികർ. കാലാന്തരത്തിൽ മനുഷ്യൻ കാടിറങ്ങിയതോടെ വ ഡോ. നിജേഷ് ചന്ദ്രയുടെ വൈശാഖം വീട് ഒരു വൻ മ്യൂസിയമാണ്. ഈസ്റ്റ് ഇന്ത്യാ കന്പനി ഗവർണറുടെ കുതിരവണ്ടി, മന്നത്ത് പത്മനാഭന പതിനേഴാം വയസിൽ കുട്ടികളുടെ കോച്ചായി. 50 മീറ്റർ ഓട്ടം, ലോംഗ് ജംപ്, റിലേ, ബോൾ ത്രോ തുടങ്ങിയ ഇവന്‍റുകളിൽ ഏഴു വർഷ മലയാളത്തിന്‍റെ മഹാനടന് സെപ്റ്റംബർ 7ന് സപ്തതി. അരനൂറ്റാണ്ടായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് മുഹമ്മദ് കുട്ടി എ എഴു ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ പതിനയ്യായിരം ഹൃദയശസ്ത്രക്രിയകൾ. കാരുണ്യത്തിന്‍റെ മുഖവും ആശ്വാസത്തിന്‍റെ വാക്കുക 80 വർഷം മുൻപ് വേന്പനാട് കായൽ ചിറകെട്ടി വറ്റിച്ചു നെൽകൃഷി നടത്തിയ കാർഷിക വിസ്മയമായിരുന്നു കാവാലം മുരിക്കുംമൂട് എന്തും ചെയ്യാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു. നിയമങ്ങൾ ലംഘിച്ചിട്ട് അതു ന്യായീകര രണ്ടുമൂന്നു പതിറ്റാണ്ടിനുള്ളിൽ മലയാളനാട്ടിലുണ്ടായ മാറ്റങ്ങൾ വിസ്മയകരമാണ്. തിരിച്ചറിയാൻ പറ്റാത്തവിധം നാടും നഗ ‘പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളുടെ കൈപിടിച്ച് കുമളി-കോട്ടയം സംസ്ഥാനപാതയില്‍ തേയിലത്തോട്ടങ്ങളുടെ നാല്‍ക്കവലയായ അജ്മീറിലെ തെരുവുകുട്ടികൾ ഇപ്പോൾ സ്വപ്‌നം കാണുന്നത് ഒരു അധ്യാപകനിലൂടെയാണ്. ചേരിയില്‍നിന്ന് അദ്ദേഹം ഏറ്റെടുത്തുവള ഇതൊരു കുട്ടനാടൻ ഗാഥയാണ്. നെൽപ്പാടങ്ങളിലും ചിറകളിലും മാസങ്ങളോളം നീണ്ടുനില്ക്കുന്ന ഉത്സവപ്രതീതിയുള്ള കൊയ്ത്ത്-മെ തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്‍റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ വലുതാകുന 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത് മലയാള സാഹിത്യ സാംസ്കാരിക നിരയിലെ ഗുരു കാരണവരായ എംകെ സാനുമാഷ് 95 ന്‍റെ നിറവിൽ. കർമവും ധർമവും സമന്വയിപ്പിച്ച ഇ തെക്കെ അമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കളരികൾ ആളൊഴിയാത്ത യുദ്ധനിര പോലെയാണ്. ഒരാൾ ബൂട്ടഴിച്ച് കയറുന്പോൾ നൂറാൾ ഉ നിർണായക സംഭവങ്ങളുടെ മുന്നിലും പിന്നിലുമായി ചരിത്രം രണ്ടായി വിഭജിച്ചു നിൽക്കുന്ന കാഴ്ചകൾ ലോകത്തു പുതുമയല്ല. മതിലു പുതിയ ജനുസിൽപ്പെട്ട വളർത്തുമൃഗങ്ങളെ എത്ര പണം കൊടുത്തും സ്വന്തമാക്കുകയെന്നതു പലർക്കും ഇന്നൊരു ഹരമായി മാറി. മക്ക മനുഷ്യൻ ആദ്യം പിറന്ന വീടാണ് കാട്. വനവാസികളായിരുന്നു നമ്മുടെ പൂർവികർ. കാലാന്തരത്തിൽ മനുഷ്യൻ കാടിറങ്ങിയതോടെ വ ഡോ. നിജേഷ് ചന്ദ്രയുടെ വൈശാഖം വീട് ഒരു വൻ മ്യൂസിയമാണ്. ഈസ്റ്റ് ഇന്ത്യാ കന്പനി ഗവർണറുടെ കുതിരവണ്ടി, മന്നത്ത് പത്മനാഭന പതിനേഴാം വയസിൽ കുട്ടികളുടെ കോച്ചായി. 50 മീറ്റർ ഓട്ടം, ലോംഗ് ജംപ്, റിലേ, ബോൾ ത്രോ തുടങ്ങിയ ഇവന്‍റുകളിൽ ഏഴു വർഷ മലയാളത്തിന്‍റെ മഹാനടന് സെപ്റ്റംബർ 7ന് സപ്തതി. അരനൂറ്റാണ്ടായി മലയാള സിനിമയിൽ നിറസാന്നിധ്യമാണ് മുഹമ്മദ് കുട്ടി എ എഴു ഹൃദയം മാറ്റിവയ്ക്കൽ ഉൾപ്പെടെ പതിനയ്യായിരം ഹൃദയശസ്ത്രക്രിയകൾ. കാരുണ്യത്തിന്‍റെ മുഖവും ആശ്വാസത്തിന്‍റെ വാക്കുക 80 വർഷം മുൻപ് വേന്പനാട് കായൽ ചിറകെട്ടി വറ്റിച്ചു നെൽകൃഷി നടത്തിയ കാർഷിക വിസ്മയമായിരുന്നു കാവാലം മുരിക്കുംമൂട് എന്തും ചെയ്യാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു. നിയമങ്ങൾ ലംഘിച്ചിട്ട് അതു ന്യായീകര രണ്ടുമൂന്നു പതിറ്റാണ്ടിനുള്ളിൽ മലയാളനാട്ടിലുണ്ടായ മാറ്റങ്ങൾ വിസ്മയകരമാണ്. തിരിച്ചറിയാൻ പറ്റാത്തവിധം നാടും നഗ ‘പറക്കമുറ്റാത്ത മൂന്നു പെണ്‍മക്കളുടെ കൈപിടിച്ച് കുമളി-കോട്ടയം സംസ്ഥാനപാതയില്‍ തേയിലത്തോട്ടങ്ങളുടെ നാല്‍ക്കവലയായ അജ്മീറിലെ തെരുവുകുട്ടികൾ ഇപ്പോൾ സ്വപ്‌നം കാണുന്നത് ഒരു അധ്യാപകനിലൂടെയാണ്. ചേരിയില്‍നിന്ന് അദ്ദേഹം ഏറ്റെടുത്തുവള ഇതൊരു കുട്ടനാടൻ ഗാഥയാണ്. നെൽപ്പാടങ്ങളിലും ചിറകളിലും മാസങ്ങളോളം നീണ്ടുനില്ക്കുന്ന ഉത്സവപ്രതീതിയുള്ള കൊയ്ത്ത്-മെ ആദിവാസികൾക്കും ദളിതർക്കും പാവങ്ങൾക്കും ഉന്നതിയുണ്ടാകണമെന്ന് ആഗ്രഹിക്കുകയും ജീവിതം മുഴുവൻ അതിനായി ഓടിനടക്കുക കോവിഡ് മഹാമാരി മൂലം ജീവിതംതന്നെ ലോക്കായി പടി പൂട്ടി വീട്ടിൽ മുഷിഞ്ഞിരിക്കുമ്പോൾ പുറത്ത് മഴ തിമിർക്കുകയാണ്. ഓർമക ആകാശവാണിയിൽനിന്നു വിരമിച്ച വി. പ്രീത അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ദേശീയോദ്ഗ്രഥനത്തിനുള്ള ലാസാ കൗള്‍ പുരസ്‌കാരം ഉ ശൂന്യതയിൽനിന്ന് ഒരു അന്താരാഷ്‌ട്ര വിമാനത്താവളം ഉണ്ടാക്കാൻ കഴിയുമോ? നെടുന്പാശേരി എയർപോർട്ടിന്‍റെ ചരിത്രമറിയു ആന്‍റണി ഈസ്റ്റ്മാൻ തന്‍റെ ആദ്യ ചലച്ചിത്രത്തിൽ സിനിമാലോകത്തേക്കു ഹരിശ്രീ കുറിപ്പിച്ചതു നാലുപേരെയാണ്. നായകൻ കലാശാല ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കാൻ താനില്ലെന്നു പറഞ്ഞ് കായികലോകത്തെ ഞെട്ടിച്ച നവോമി ഒസാക്ക ലോകത്തിന്‍റെ പുതിയ നായികയ ചോക്ക് പിടിക്കാൻ പോയി തോക്ക് പിടിച്ച ചാക്കോ അധ്യാപകന്‍റെ വേഷമിടാനാണ് ചാക്കോ മേഘാലയയിലേക്കു പോയത്. പക്ഷേ, കിട്ടിയതു പോലീസ് യൂണിഫോം. ദൗത്യം തീവ്രവാദികളെ നേരിട കോട്ടയം സ്വദേശിനി നിധിയുടെ യാത്ര 92 ദിവസമായിരുന്നു. 20,000 കിലോമീറ്ററുകൾ തനിച്ച് സ്വന്തം കാറിൽ. കോവിഡ് കാലത്ത് ഇന്ത് മഞ്ഞല്ല, മരണമാണ് അന്നു മലകളെ വെള്ളപുതപ്പിച്ചത്‌ 70 വർഷങ്ങൾക്കെങ്കിലും അപ്പുറത്തെ കാര്യമാണ്. അന്നു മലേറിയയും കോളറയും പിന്നീട് പ്ലേഗും കേരളത്തിൽ മരണം വിതച്ചു. പക്ഷ വാക്സിനുവേണ്ടി യാചിക്കുകയും ഓക്സിജനുവേണ്ടി പിടയുകയും ചെയ്യുന്ന മനുഷ്യർ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ ചരിത്രത്തിൽ അടയ പരീക്ഷകൾ മാറ്റിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കാലിക്കട്ട് സർവകലാശാല ദേശീയ വനിതാ ഫുട്ബോൾ: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 96 ശതമാനം പിന്നിട്ടു കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 48,112 സാമ്പിളുകൾ പരീക്ഷകൾ മാറ്റിയിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് കാലിക്കട്ട് സർവകലാശാല ദേശീയ വനിതാ ഫുട്ബോൾ: ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 96 ശതമാനം പിന്നിട്ടു കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 48,112 സാമ്പിളുകൾ മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ 'കിരീടമില്ലാത്ത രാജാക്കന്മാർ ഒമർ അബ്ദുള്ള പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) കുവൈറ്റ് സിറ്റി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ല് റദ്ദാക്കണമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണിക്കുട്ടനെ മേഖല പ്രസിഡന്‍റായും ജിതിൻ പ്രകാശിനെ മേഖല സെക്രട്ടറിയായും തെരഞ്ഞെടുത്തു. മേഖലയിലെ 21 യൂണിറ്റുകളുടെ സമ്മേളനം പൂർത്തിയാക്കി തെരഞ്ഞെടുക്കപ്പെട്ട 141 പ്രതിനിധികളാണ് മേഖല സമ്മേളനത്തിൽ പങ്കെടുത്തത്. അടുത്ത വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 17 ന് നടക്കുന്ന കല കുവൈറ്റിന്‍റെ 41-ാമത്‌ വാർഷിക സമ്മേളന പ്രതിനിധികളായ്‌ 75 പേരെ സമ്മേളനം തെരഞ്ഞെടുത്തു. മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളന നടപടികൾ ആരംഭിച്ചത്‌. കല കുവൈറ്റ് വൈസ് പ്രസിഡന്‍റ് ജ്യോതിഷ്‌ ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുസ്ഫർ‌, പ്രജോഷ്‌, വി.വി.രംഗൻ എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി യാത്രയാകുന്ന മെഹ്ബൂള ബി യൂണിറ്റംഗം രാജേഷിനുള്ള ഉപഹാരം ജനറൽ സെക്രട്ടറി ടി.കെ.സൈജു കൈമാറി. ഷിജിൻ, സുമതി ബാബു, ശോഭ സുരേഷ് (രജിസ്ട്രേഷൻ അജീഷ്, മിലൻ, സൗമ്യ (മിനിട്ട്സ് പ്രവീഷ്, ഫിറോസ്, സുഭാഷ്, പ്രസീത, അരുൺ, വിനോദ് പ്രകാശ് (ക്രഡൻഷ്യൽ ഓമനക്കുട്ടൻ, പി.ആർ.ബാബു, നിയാസ് (പ്രമേയം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു. സ്വാഗതസംഘം ചെയർമാൻ കിരൺ ബാബു സ്വാഗതം ആശംസിച്ച സമ്മേളനത്തിന് മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്‌ നന്ദി പറഞ്ഞു. കരോള്‍ഗാന മത്സരത്തില്‍ ഹെര്‍മോന്‍ മാര്‍ത്തോമാ പള്ളി ഗായകസംഘത്തിന് ഒന്നാം സമ്മാനം കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി കലയുടെ പ്രവര്‍ത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും മാര്‍ച്ച് 27 ശനിയാഴ്ച കലയുടെ പ്രവര്‍ത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും മാര്‍ച്ച് 27 ശനിയാഴ്ച ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡലവേര്‍ വാലിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി കുവൈറ്റ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയില്‍ പെരുന്നാള്‍ കുവൈറ്റ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പഴയപള്ളിയില്‍ പെരുന്നാള്‍ കുവൈറ്റ്: ഭാരതത്തിന്റെ അപ്പോസ്തോലനും ഇടവകയുടെ കാവല്‍ പിതാവുമായ മാര്‍ത്തോമ്മ ശ്ലീഹായുടെ ഓര്‍മ്മയും ഇടവക പെരുന്നാളും, കുവൈറ്റ് അഹമ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കേരള ആര്‍ട്ട് ലവേഴ്സ് അസ്സോസിയേഷന്‍ (കല) ‘മഴവില്ല് 2019’ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസ്സോസിയേഷന്‍ (കല) ‘മഴവില്ല് 2019’ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈറ്റ് ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ‘മഴവില്ല് 2019’ ചിത്രരചനാ മത്സരത്തിന്റെ മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കൊച്ചി: എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് മലപ്പുറം: കുട്ടിക്കാലത്ത് റീമ ഷാജി എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍ ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) ഇത്തിരി നേരത്തേക്കുള്ള ഒരു ചിരിയിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്കം നിയന്ത്രിക്കുന്ന മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെ ഭാഗമാണ്. അതുപോലെ ചിരി, സാമൂഹിക ഇടപെടലുകളിൽ അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും, സംഭാഷണങ്ങൾക്ക് വൈകാരിക പശ്ചാത്തലം നൽകാനും സഹായിക്കുന്നു. ചിലപ്പോൾ ഒരു ഗ്രൂപ്പിൻ്റെ ഭാഗമാകുന്നതിനുള്ള ഒരു സിഗ്നലായി ചിരി ഉപയോഗിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്വീകാര്യതയെയും നല്ല ഇടപെടലിനെയും സൂചിപ്പിക്കുന്നു. ചിരി ചിലപ്പോൾ Nov 27, 2021 ജെയിംസ് കുരീക്കാട്ടില്‍ 1 വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍) “അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ Nov 27, 2021 രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ ഓ 0 തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക് ഫിലഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി പുതിയ കോവിഡ് വേരിയന്റ് പടരുന്നത് തടയാൻ ന്യൂയോർക്ക് ഗവര്‍ണ്ണര്‍ ‘ദുരന്ത അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു ന്യൂയോര്‍ക്ക്: പുതിയ COVID-19 അണുബാധകളുടെയും ആശുപത്രിവാസങ്ങളുടെയും വർദ്ധനവും, കൊറോണ വൈറസിന്റെ പുതുതായി തിരിച്ചറിഞ്ഞ ഒമിക്‌റോൺ വകഭേദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും സംസ്ഥാനത്ത് ന്യൂയോർക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍, പ്രാദേശിക ഭരണത്തിലെ പല ‘കിരീടമില്ലാത്ത’ രാജാക്കന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന് മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം: ജാവേദ് അക്തറും നസിറുദ്ദീൻ ഷായും ഉൾപ്പെടെ 400 ‘മതേതര ഇന്ത്യക്കാർ’ എതിര്‍പ്പ് പ്രകടിപ്പിച്ചു ന്യൂഡൽഹി: മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം കൊണ്ടുവരണമെന്ന ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) ആവശ്യത്തിനെതിരെ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസത്തെ പരമ്പരയ്ക്ക് മുന്നോടിയായി സിഎസ്എയും ബിസിസിഐയും ബന്ധപ്പെട്ടു; ഇന്ത്യ എ പര്യടനം തുടരും തങ്ങളുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ COVID-19 സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വികസനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിക്കുമെന്നും ക്രിക്കറ്റ് ടോക്കിയോ ഒളിമ്പിക്‌സ് താരം രവി ദാഹിയക്ക് ഡൽഹി സർക്കാർ രണ്ട് കോടി രൂപ സമ്മാനം നൽകി ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രവി ദാഹിയയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച രണ്ട് കോടി രൂപയുടെ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ വനിതാ കമ്മീഷൻ ചെയർപെഴ്സൻ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണം: ജബീന ഇർഷാദ് Malayalam Daily News മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ 'കിരീടമില്ലാത്ത രാജാക്കന്മാർ ഒമർ അബ്ദുള്ള പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) വനിതാ കമ്മീഷൻ ചെയർപെഴ്സൻ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണം: ജബീന ഇർഷാദ് വനിതാ കമ്മീഷൻ ചെയർപെഴ്സൻ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണം: ജബീന ഇർഷാദ് Aug 1, 2021 വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സ്ത്രീകൾക്കെതിരെ സർവ്വതലത്തിലും അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഒരു മാസത്തിലധികമായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നത് ഗൗരവതരമാണെന്നും, ആ സ്ഥാനത്തേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്തെ വനിതകൾക്ക് പ്രതീക്ഷയും ആശ്വാസവുമേകുന്ന മാതൃകാ സ്ഥാപനമായിത്തീരാൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലേക്ക് രാഷ്ട്രീയ നിയമനത്തിനപ്പുറം വനിതാ സാമൂഹിക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു. AMMA-യുടെ സാമൂഹ്യ സേവനം: രക്തദാനം മഹാദാനം ആറ് വയസുകാരനെ മരണക്കയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ സഹോദരങ്ങളെ വെൽഫെയർ പാർട്ടി ആദരിച്ചു ആദിവാസി പെൺകുട്ടികൾക്ക് സര്‍ക്കാര്‍ സുരക്ഷയും നീതിയും ഉറപ്പ് വരുത്തണം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് അട്ടപ്പാടി: കാർ വാഷ് ഉടമയുടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ വിമൻ ജസ്റ്റിസ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ഫായിസ കരുവാരക്കുണ്ട് ,ജില്ലാ നാടിന് അഭിമാനമായ ആശാ വർക്കറെ ആദരിച്ചു വിമൻ ജസ്റ്റീസ് മൂവ്‌മെന്റ് കോട്ടോപ്പാടം: ആദിവാസി യുവതിയുടെ പ്രസവത്തിന് തുണയായി നാടിന് അഭിമാനമായ കോട്ടോപ്പാടം പഞ്ചായത്തിലെ കാപ്പ്പറമ്പ് വാർഡ് ഒന്നിലെ ആശാ വർക്കറായ മൈമൂനയെ വിമൻ Sep 8, 2021 വെല്‍‌ഫെയര്‍ പാര്‍ട്ടി പ്രസ് റിലീസ് 0 “ഞാൻ റാബിയ സെയ്ഫി, എനിക്ക് നീതിവേണം”: വിമൻ ജസ്റ്റിസ് പ്രതിഷേധം ശ്രദ്ധേയമായി ബലാത്സംഗത്തിനിരയായി ദാരുണമായി കൊല ചെയ്യപ്പെട്ട ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവിൽ ഡിഫൻസ് പോലീസ് ഓഫീസർ റാബിയ സെയ്ഫിയുടെ മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കൊച്ചി: എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് മലപ്പുറം: കുട്ടിക്കാലത്ത് റീമ ഷാജി എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍ ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) ഇത്തിരി നേരത്തേക്കുള്ള ഒരു ചിരിയിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്കം നിയന്ത്രിക്കുന്ന മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെ ഭാഗമാണ്. അതുപോലെ ചിരി, സാമൂഹിക ഇടപെടലുകളിൽ അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും, സംഭാഷണങ്ങൾക്ക് വൈകാരിക പശ്ചാത്തലം നൽകാനും സഹായിക്കുന്നു. ചിലപ്പോൾ ഒരു ഗ്രൂപ്പിൻ്റെ ഭാഗമാകുന്നതിനുള്ള ഒരു സിഗ്നലായി ചിരി ഉപയോഗിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്വീകാര്യതയെയും നല്ല ഇടപെടലിനെയും സൂചിപ്പിക്കുന്നു. ചിരി ചിലപ്പോൾ Nov 27, 2021 ജെയിംസ് കുരീക്കാട്ടില്‍ 1 വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍) “അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ Nov 27, 2021 രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ ഓ 0 തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക് ഫിലഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി പുതിയ കോവിഡ് വേരിയന്റ് പടരുന്നത് തടയാൻ ന്യൂയോർക്ക് ഗവര്‍ണ്ണര്‍ ‘ദുരന്ത അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു ന്യൂയോര്‍ക്ക്: പുതിയ COVID-19 അണുബാധകളുടെയും ആശുപത്രിവാസങ്ങളുടെയും വർദ്ധനവും, കൊറോണ വൈറസിന്റെ പുതുതായി തിരിച്ചറിഞ്ഞ ഒമിക്‌റോൺ വകഭേദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും സംസ്ഥാനത്ത് ന്യൂയോർക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍, പ്രാദേശിക ഭരണത്തിലെ പല ‘കിരീടമില്ലാത്ത’ രാജാക്കന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന് മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം: ജാവേദ് അക്തറും നസിറുദ്ദീൻ ഷായും ഉൾപ്പെടെ 400 ‘മതേതര ഇന്ത്യക്കാർ’ എതിര്‍പ്പ് പ്രകടിപ്പിച്ചു ന്യൂഡൽഹി: മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം കൊണ്ടുവരണമെന്ന ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) ആവശ്യത്തിനെതിരെ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസത്തെ പരമ്പരയ്ക്ക് മുന്നോടിയായി സിഎസ്എയും ബിസിസിഐയും ബന്ധപ്പെട്ടു; ഇന്ത്യ എ പര്യടനം തുടരും തങ്ങളുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ COVID-19 സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വികസനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിക്കുമെന്നും ക്രിക്കറ്റ് ടോക്കിയോ ഒളിമ്പിക്‌സ് താരം രവി ദാഹിയക്ക് ഡൽഹി സർക്കാർ രണ്ട് കോടി രൂപ സമ്മാനം നൽകി ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രവി ദാഹിയയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച രണ്ട് കോടി രൂപയുടെ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ "ഇവിടെ പല ജാതിക്കാര്‍ക്ക് ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല, വലിയ പ്രശ്നമാണ് nashik farmers| onion farmers| India "ഇവിടെ പല ജാതിക്കാര്‍ക്ക് ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല, വലിയ പ്രശ്നമാണ്" ''നിങ്ങടെ അവിടെയൊക്കെ എങ്ങനെയാ? ജാതിപ്രശ്നമുണ്ടോ നാസിക്കിലെ അംബാനീര്‍ സാക്പാടയില്‍ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴാണ് കൈലാഷ് ഇങ്ങനെ ചോദിച്ചത്. കുറച്ചൊക്കെയെന്ന് മറുപടി. കൈലാഷ് തുടര്‍ന്നു പല ജാതിക്കാര്‍ക്ക് ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല, വലിയ പ്രശ്നമാണ്'. # അനൂപ് ദാസ് കെ/ മാതൃഭൂമി ന്യൂസ് അതി സുന്ദരമാണ് നാസിക്. മുംബൈയില്‍ നിന്ന് പശ്ചിമഘട്ട മലനിരകളിലൂടെ കയറിപ്പോകണം. കിലോമീറ്ററുകളുടെ ഇടവേളകളില്‍ ഒറ്റപ്പെട്ട വീടുകളും ചില ചായക്കടകളും മാത്രം കാണാം. ബാക്കി പുല്‍മേടുകളും വന പ്രദേശവുമാണ്. നാസിക് എത്താനായാല്‍ കൃഷിയിടങ്ങള്‍ കണ്ട് തുടങ്ങും. കരിമ്പ്,തക്കാളി, ഉള്ളി, ചോളം, നിലക്കടല എല്ലാം കാണാം വഴിയോരത്ത്. മുന്തിരി വള്ളികളാണ് മറ്റൊരു ആകര്‍ഷണം. ഇപ്പോള്‍ പക്ഷേ മുന്തിരി പൂക്കുന്ന കാലമല്ല. വിളവെടുപ്പ് കഴിഞ്ഞ് വീണ്ടും തളിര്‍ത്തു വരുന്നു, വള്ളികള്‍. കട്ടിക്കറുപ്പുള്ള മണ്ണ് കൃഷിക്ക് യോജിച്ചതാണ്. കടുത്ത വേനലും അതിവര്‍ഷവുമെല്ലാം മാറി മാറി വരാറുണ്ടെങ്കിലും ഇവിടുത്തുകാര്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തന്നെ. തകര്‍ന്ന റോഡുകള്‍ താണ്ടി മുന്നോട്ടു പോകാന്‍ കുറച്ചേറെ ബുദ്ധിമുട്ടാണ്. കാളവണ്ടികള്‍ പലകുറി കടന്നു പോയി. തിരഞ്ഞെടുപ്പാണെങ്കിലും ആരവങ്ങളൊന്നും എവിടെയുമില്ല. ചെറിയ കവലകള്‍ കഴിഞ്ഞാല്‍ കിലോ മീറ്ററുകള്‍ താണ്ടുന്ന വയലുകള്‍. കരിമ്പിന്റെ അതിരില്‍ തക്കാളി, അതിന്റെ അതിരില്‍ ചോളം, കാഴ്ചയുടെ അറ്റം വരെ പച്ചപ്പ്. അംബാനീര്‍ സാക്പാട് എന്ന ഗ്രാമം. നാസിക്കില്‍ നിന്ന് ഗുജറാത്തിലേക്കുള്ള റോഡിലൂടെ ഏതാണ്ട് 34 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഗ്രാമത്തിലെത്താം. അന്ന് മുംബൈയിലേക്ക് കാല്‍നടയായി മുദ്രാവാക്യവും വിളിച്ച് പോയ കര്‍ഷകരെ കാണാനാണ് ഈ ഗ്രാമത്തിലെത്തിയത്. നാലുപാടുമുള്ള കാഴ്ചകള്‍ക്ക് വ്യത്യാസമില്ല. എല്ലായിടത്തും കൃഷി തന്നെ. മണ്‍പാത കുറച്ചേറെ താണ്ടി, ഇലകള്‍ നന്നേ കുറവായ ഒരു മരത്തിന് നാലുപാടും ചെറിയ തറ കെട്ടിവെച്ചിട്ടുണ്ട് ഗ്രാമീണര്‍. അവരവിടെയിരുന്നാണ് സന്തോഷവും സ്നേഹവും ആശങ്കയുമെല്ലാം പങ്കിടാറ്. അതേ തറയോരത്ത് ഗ്രാമീണരൊത്ത് കൂടി. നമ്മെ ഊട്ടുന്ന മനുഷ്യര്‍ ജീവിത പ്രയാസങ്ങള്‍ പറഞ്ഞു തുടങ്ങി. ഞങ്ങളെല്ലാവരും അന്ന് സമരത്തിന് പോയിരുന്നു. കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് നടന്നാണ് പോയത്. സര്‍ക്കാർ എല്ലാം ചെയ്ത് തരാമെന്ന് പറഞ്ഞതാണ്. പക്ഷേ ഒന്നും നടന്നിട്ടില്ല. ലോണെങ്കിലും എഴുതിത്തള്ളിയാ മതിയായിരുന്നു'' കുറച്ചാള്‍ക്ക് 20 സെന്റ് വീതം ഭൂമി കൊടുത്തു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല. ഞങ്ങള്‍ക്ക് അറിയാവുന്നവര്‍ക്കും കിട്ടിയിട്ടില്ല അപ്പൊ ഇനിയും സമരം ചെയ്യേണ്ടി വരുമോ? ''ഇങ്ങനെയാണേല്‍ ഞങ്ങളിനിയും മുംബൈയിലേക്ക് പോകേണ്ടി വരും. അല്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇക്കാണുന്ന ഭൂമിയിലൊക്കെയാണ് ഞങ്ങള് കൃഷി ചെയ്യുന്നത്. പക്ഷേ ഈ ഭൂമിയൊന്നും ഞങ്ങളുടേതല്ല. സര്‍ക്കാരിന്റേതാണ്. ഇവിടെ കൃഷി ചെയ്ത് വല്ല വെള്ളപ്പൊക്കമോ വരള്‍ച്ചയോ വന്നാല്‍ കൃഷിയാകെ നശിച്ച് പോകും. കടം വാങ്ങിയ പൈസയൊക്കെ തിരിച്ച് കൊടുക്കാന്‍ പറ്റാണ്ടാവും. സര്‍ക്കാർ സഹായം പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഭൂമിയുടെ രേഖ ഹാജരാക്കാന്‍ കഴിയാത്ത ഞങ്ങള്‍ ആദിവാസികള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് പണം തരിക. ഞങ്ങള്‍ സ്വന്തമായി ഇടമില്ലാത്തവരാണ്. പക്ഷേ ഞങ്ങള്‍ക്ക് ജീവിക്കണ്ടേ? മക്കളെ വളര്‍ത്തണ്ടേ? ഞങ്ങള്‍ ജീവിക്കുന്ന ഈ ദുരിതങ്ങളില്‍ നിന്ന് അവരെയെങ്കിലും രക്ഷിക്കണ്ടേ? അതിന് ഞങ്ങളെ കൈപിടിച്ചുയര്‍ത്തണ്ടേ കര്‍ഷകരുടെ അഥവ നാസിക്കിലെ ആദിവാസികളുടെ ചോദ്യം കൃത്യമാണ്. വയലിലേക്ക് വെള്ളമെടുത്ത വകയില്‍ കരണ്ട് ചാര്‍ജ്ജായി ലക്ഷങ്ങള്‍ കൊടുക്കാനുള്ള കര്‍ഷകരുണ്ട്. ബാങ്കില്‍ ലോണടയ്ക്കാന്‍ കഴിയാതെയിരിക്കുന്നവര്‍. തൊഴിലില്ലാത്തവര്‍. കാഴ്ചകള്‍, ജീവിതങ്ങള്‍ പലതാണ് നാസിക്കില്‍. ടാര്‍ റോഡ്, സ്ഥിരമായി ഡോക്ടറുണ്ടാവുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, നന്നായി പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍, കാട്ടു മൃഗങ്ങളേയും മഴയേയുമെല്ലാം പേടിക്കാതെ കിടന്നുറങ്ങാനും ജീവിക്കാനും കഴിയുന്ന വീട്. കുടിവെള്ളം. ഇതെല്ലാം ഈ ഗ്രാമത്തിലുള്ളവരുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിനെല്ലാം മുകളില്‍ വാളോങ്ങി നില്‍ക്കുന്നത് ബാങ്ക് ജീവനക്കാരാണ്. കടം അത്രയധികം കുന്നുകൂടുന്നു ഇവിടുത്തെ വയലുകളില്‍. ഗ്രാമീണര്‍ ഒത്തുകൂടിയിരിക്കുന്ന മരത്തറയ്ക്ക് തൊട്ടടുത്താണ് കമലാഭായ് താമസിക്കുന്നത്. 18 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭഗവാന്‍ ആത്മഹത്യ ചെയ്തു. കര്‍ഷകനായിരുന്നു. കടംകയറിയതോടെ, ദാരിദ്രമകറ്റാന്‍ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മരണത്തില്‍ അഭയം പ്രാപിച്ചതാണ്. ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരന്റെ 23 വയസ്സുകാരന്‍ മകനും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പട്ടികയില്‍പെട്ടവരാണ്. എല്ലാത്തിന്റേയും കാരണം കടം. കൃഷി ചെയ്യാന്‍ വേണ്ടി ബാങ്കില്‍ നിന്നെടുത്ത കടം വീട്ടാന്‍ കഴിയാതെ ജീവിതം അവസാനിപ്പിച്ചവര്‍. ഭഗവാന്റെ മരണശേഷമുള്ള ജീവിതത്തേക്കുറിച്ചെല്ലാം കമലാ ഭായ് കുറേ സമയമിരുന്നു പറഞ്ഞു. വയലിലെ പൊരിവെയിലില്‍ കളപറിച്ചെറിഞ്ഞ കാലങ്ങള്‍ കനലാണ്. ഇന്നും തുടരുകയാണത്. ഇപ്പോള്‍ നൂറ് രൂപയാണ് കൂലി. ആഴ്ചയില്‍ നാല് ദിവസം പണിയുണ്ടായാല്‍ ഭാഗ്യം. കമലാ ഭായ്ക്ക് മാത്രമല്ല. കര്‍ഷകത്തൊഴിലാളികളായ ഇവിടുത്തുകാര്‍ക്കെല്ലാം നൂറ് രൂപയാണ് ദിവസക്കൂലി. കൃഷി നശിച്ചാല്‍ കൂലിപ്പണിയ്ക്ക് പോയിപ്പോലും ബാങ്കിലെ കടം വീട്ടാന്‍ കഴിയില്ല. എന്തിന് നിത്യച്ചിലവ് പോലും പലപ്പോഴും നടക്കാറില്ല. ആദിവാസികള്‍ വലിയ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഈ വഴിക്കൊന്നും നേതാക്കള്‍ ഏറെയും വരാറുമില്ല. എന്താണ് കര്‍ഷകന്‍ എന്ന നിലയില്‍ നിങ്ങള്‍ നേരിടുന്ന പ്രശ്നം എന്നതായിരുന്നു എന്റെ ചോദ്യം. രാം ദാസെന്ന ഇയാളുടെ മുന്തിരിത്തോട്ടം കണ്ടാലറിയാം അടുത്ത കാലത്തൊന്നും വലിയ ബുദ്ധിമുട്ടുകളെ നേരിട്ടിട്ടില്ല എന്ന്. പക്ഷേ ഇത്ര വലിയ ഭൂവുടമയായ ഈ മനുഷ്യന്‍ ലോണെടുത്തിട്ട് അത് തിരിച്ചടയ്ക്കാതെ സര്‍ക്കാര്‍ എഴുതിത്തള്ളുന്നതും കാത്തിരിക്കുകയാണ്. കര്‍ഷകനല്ലെ, ആനുകൂല്യങ്ങള്‍ കിട്ടിക്കോട്ടെ എന്ന് പോലും കരുതാനാവില്ല. ആ നാട്ടിലെ പ്രധാന ഭൂവുടമയാണയാള്‍. രണ്ട് കിലോമീറ്ററപ്പുറത്ത്, ഇതേ ഗ്രാമത്തില്‍ ഒരു സെന്റ് പോലും ഭൂമി സ്വന്തമായില്ലാതെ, വീടും തൊഴിലുമൊന്നുമില്ലാതെ മനുഷ്യര്‍ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളെ നേരിടുമ്പോഴാണ് ഇയാളെപ്പോലുള്ള മുതലെടുപ്പുകാര്‍ കളം വാഴുന്നത്. കര്‍ഷകന്റെ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍, അത് പരിഹാരങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇതു പോലുള്ള കള്ളനാണയങ്ങളും മുതലെടുപ്പ് നടത്തുന്നുണ്ട് ഗ്രാമങ്ങളില്‍. ഈ യാത്രയ്ക്കിടെയാണ് ഉള്ളിക്കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ വാര്‍ത്ത പുറത്ത് വന്നത്. ഉള്ളിക്കര്‍ഷകര്‍ ഏറെയുള്ള സ്ഥലമാണ് നാസിക്. നാസിക് നഗരകേന്ദ്രത്തില്‍ നിന്ന് 54 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ലാസല്‍ഗാവിലെത്താം. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റുകളിലൊന്നാണ് ലാസല്‍ഗാവിലേത്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തില്‍ കര്‍ഷകര്‍ക്ക് എന്തായിരിക്കും പറയാനുണ്ടാവുക എന്ന് നോക്കാനാണ് ലാസല്‍ഗാവിലെത്തിയത്. ഇവിടെ എല്ലാം നിശ്ചലം. നൂറ് കണക്കിന് ലോഡ് ഉള്ളി മാര്‍ക്കറ്റിലുണ്ട്. അതിന്റെ ഉടമകളുമുണ്ട്. പക്ഷേ ആരും ഉള്ളി വില്‍ക്കുന്നില്ല. ഉള്ളി കിലോയ്ക്ക് 25 രൂപ കര്‍ഷകന് കിട്ടിത്തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. അതൊടെ വില കുറഞ്ഞു. മാത്രവുമല്ല 500 ക്വിന്റെലില്‍ കൂടുതല്‍ ഉള്ളി ആര്‍ക്കും വില്‍ക്കരുത് എന്നും നിര്‍ദേശിച്ചു. ഇങ്ങനെയെങ്കില്‍ ഉള്ളി വില്‍ക്കുന്നില്ല എന്ന് കര്‍ഷകര്‍ തീരുമാനിച്ചു. ക്യാമറയും മൈക്കുമായി മാര്‍ക്കറ്റിലേക്ക് കയറിയ ഞങ്ങളോട് കര്‍ഷകരോരോരുത്തരായി വന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് അതൊരു കൂട്ടമായി. ചിലര്‍ ക്ഷോഭിച്ചു. ചിലര്‍ കണക്കുകളും കാര്യങ്ങളും കൃത്യമായി വിശദീകരിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ആ സംഭാഷണങ്ങളെ അവരുടെ ഒറ്റച്ചോദ്യത്തില്‍ ഇങ്ങനെ ചുരുക്കാം ഒരു കിലോ ഉള്ളിയ്ക്ക് ഞങ്ങള്‍ക്ക് അഞ്ച് രൂപ മാത്രം കിട്ടിയ കാലത്ത് ഒരു സര്‍ക്കാരും വന്നില്ലല്ലൊ? ഇപ്പൊ 25 രൂപ കിട്ടിത്തുടങ്ങിയപ്പൊ ഇടപെടുന്നു. ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കാതെ ഇവരെല്ലാം വേഗത്തിലാണ് തീരുമാനിക്കുക. നോട്ട് നിരോധനം പോലെ. കോണ്‍ഗ്രസായപ്പൊ ഞങ്ങളെയൊക്കെ കേള്‍ക്കുമായിരുന്നു. ഇതിനെല്ലാം മറുപടി തിരഞ്ഞെടുപ്പില്‍ കൊടുക്കും നിധിന്‍ ദേശായിയാണ് ഇങ്ങനെ പറഞ്ഞത്. ലാസല്‍ഗാവില്‍ നിന്ന് തിരിച്ച് വരുന്ന വഴിയിലാകെ കരിമ്പ് തോട്ടമാണ്. കുറേയേറെ സഞ്ചരിച്ചപ്പോഴാണ് കരിമ്പ് വെട്ടിയെടുക്കുന്ന സ്ഥലം കണ്ടത്. അവിടെയിറങ്ങി. കര്‍ഷകന്‍ അവിടെയുണ്ട്. തൊഴിലാളികള്‍ കരിമ്പ് വെട്ടുന്നു. ജ്യൂസിനായി വണ്ടിയില്‍ കയറ്റിക്കൊണ്ടിരിക്കുന്ന കരിമ്പില്‍ നിന്ന് ഒന്നെടുത്ത് മൂന്നായി വെട്ടി ഞങ്ങള്‍ക്കു തന്നു. ഗംഗാധര്‍ പറഞ്ഞു തുടങ്ങി മുന്‍പ് കരിമ്പ് സംഭരിക്കാന്‍ സര്‍ക്കാരിന്റെ സംഭരണശാലകളുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏതാണ്ടെല്ലാം പൂട്ടി. ഇപ്പോള്‍ വിപണി നമ്മള്‍ തന്നെ കണ്ടെത്തണം. ബാങ്കില്‍ ഒരിടപാടിനും ഞങ്ങള് നില്‍ക്കാറില്ല. എപ്പഴാണ് പണികിട്ടുക എന്ന് പറയാന്‍ പറ്റില്ലല്ലൊ. നോട്ട് നിരോധനം ഓര്‍മ്മയില്ലേ? പിഎംസി ബാങ്കിലെ നിക്ഷേപകരുടെ കാര്യം ആലോചിച്ച് നോക്കും. പക്ഷേ എന്ത് ചെയ്യാന, കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടും കാര്യമില്ല അവരൊക്കെ നിരനിരയായി ബിജെപിയിലേക്ക് പോകുകയല്ലേ കുറച്ച് കൂടി മൂന്നോട്ട് പോയാണ് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയത്. ഗ്രാമങ്ങള്‍ പലതും അരപ്പട്ടിണിയിലാണ്. നല്ല ഭക്ഷണം, നല്ല വിദ്യഭ്യാസം, നല്ല പാര്‍പ്പിടം, നല്ല വസ്ത്രം. ഈ അടിസ്ഥാന ആവശ്യങ്ങള്‍ മനുഷ്യന് അന്യമാണ് ഗ്രാമങ്ങളില്‍. പക്ഷേ അതിനെയെല്ലാം മറികടക്കാനുതകുന്ന ജാതി,മത വേര്‍തിരിവുകള്‍ ആവശ്യത്തിലധികം. ഉച്ചഭക്ഷണത്തിന് മുന്നിലിരുന്നാണ് ഞങ്ങളുടെ വഴികാട്ടി കൈലാഷ് ചോദിച്ചത് ''ഇവിടെ പല ജാതിക്കാര്‍ക്ക് ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ല, വലിയ പ്രശ്നമാണ് കോളനികളിലെ പട്ടിണിമാറ്റിയ, മുള കൊണ്ട് മാന്ത്രികം ചെയ്ത പുരോഹിതനെ ആദിവാസികൾ വിളിച്ചു, മുളയച്ചൻ ഇന്ത്യയില്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട് ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ല; സമരം തുടരും കര്‍ഷകര്‍ ഭൂട്ടാൻ അതിർത്തിയിൽ ഡോക്‌ലാമിനോടു ചേർന്ന് നാലു ഗ്രാമങ്ങൾകൂടി പണിത് ചൈന എന്റെ കുഞ്ഞിനോളം തന്നെ പ്രിയപ്പെട്ടതാണ് എനിക്കെന്റെ തൊഴിലും, പ്രവാസി സ്ത്രീക്ക് പറയാനുള്ളത് പരാതിയിലേക്ക് നയിച്ചത് കയ്യേറ്റത്തിനു പിന്നാലെയുള്ള അപവാദം; ശശി കേസിലെ പെണ്‍കുട്ടി എല്ലാം പറയുന്നു പലരും ഭീകര ജീവിയെന്ന് വിളിക്കുന്നു, പട്ടിണിമാറ്റാന്‍ എനിക്കൊരു ജോലി തരുമോ? പ്രീതി ചോദിക്കുന്നു "സമൂഹം ട്രാന്‍സ്‌ജെന്‍ഡറുകളോട് കാണിക്കുന്ന സ്‌നേഹം പോലീസിനില്ല, എല്ലാവരും ലൈംഗിക തൊഴിലാളികളല്ല" പ്രകൃതിമനുഷ്യബന്ധത്തിന്റെ പാസ്പര്യവും വൈരുധ്യാത്മകതയും സ്വാംശീകരിച്ചുകൊണ്ട് അതിനെ സാകലേന്യ സമീപിക്കാനുള്ള മനോഭാവം സമൂഹത്തില്‍ വളരേണ്ടതുണ്ട്. പാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധ്യമായി മാറേണ്ടതുണ്ട്. പ്രകൃതിമനുഷ്യപാരസ്പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാര്‍ മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂര്‍വ്വം പിന്തുടരുകയും അവയെ വിമര്‍ശനാത്മകമായി പരിശോധിക്കുകയും ചെയ്തുകൊണ്ട് പുതിയൊരു പാരിസ്ഥിതികപരിപ്രേക്ഷ്യത്തേിലേക്ക് ദിശാസൂചന നല്‍കുന്ന പഠനഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും. ഒരു അവകാശവാദങ്ങളും ഇല്ലാതെ തന്നെ പറയട്ടേ ബൂലോകര്‍ എനിക്ക് തന്ന സ് നേഹം, പരിഗണന അതു കൊണ്ട് മാത്രമാണ് ഒരുവര്‍ഷം കൂടുതലൊന്നും എഴുതാതെ പേരിലെങ്കിലും നിങ്ങളുടെ ഓര്‍മ്മകളില്‍ വരാന്‍ സാധിച്ചത്. എനിക്കിത് അഭിമാന മുഹൂര്‍ത്തം കൂടിയാണ്. ബൂലോകത്തേക്ക് കടന്നു വരാന്‍ ഇടയാക്കിയത് കരീം മാഷ്, ഒപ്പം ബൂലോക പുലികളുടെ നിസ്സീമമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മലയാളം എഴുതാന്‍ എന്നെ ഏറെ സഹായിച്ചു. എല്ലാവരോടും ഒരു നന്ദി പറഞ്ഞു കൊണ്ട് ആ സ് നേഹം ഞാന്‍ ഒഴുക്കി കളയാന്‍ ആഗ്രഹിക്കുന്നില്ല. ഹൃദയത്തില്‍ സൂക്ഷിക്കുകയാണ്. കരീം മാഷ്, നാട്ടുകാരനെങ്കിലും ബൂലോകത്ത് മാത്രം പരിചയപ്പെട്ട ശ്രീജിത്ത് പിന്നെ ഉപദേശങ്ങളും അതുപോലൊ നിര്‍ ദ്ദേശങ്ങളും തന്ന് ഒരു അമ്മയുടെ വാത്സല്യം തന്ന അതുല്യചേച്ചി അങ്ങിനെ പലരും എന്റെ ആദ്യകാല രചനകളേയും അതു പോലെ കമന്റുകളേയും സ് നേഹത്തോടേ ഏറ്റുവാങ്ങിയ എന്റെ പ്രീയപ്പെട്ടെ ബൂലോക കൂട്ടുകാര്‍ക്ക് അഭിവാദനങ്ങള്‍. എനിക്കറിയാം കവിതകളാണ് ഞാന്‍ കൂടുതല്‍ എഴുതിയിട്ടുള്ളതെങ്കിലും അതിനേക്കാളൊക്കെ ബൂലോകത്ത് കമന്റുകളിലുടെ ഇടപെടാന്‍ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ ഞാന്‍ ഒരുമ്പെട്ടെപ്പോള്‍ പലരു ചീത്തവിളികള്‍കൊണ്ടും ശകാരവാക്കുകള്‍ കൊണ്ടും ബൂലോകത്തെ സജീവമാക്കിയിട്ടുണ്ട്. അപ്പോഴൊക്കെയും കുടുംബത്തിലെ ഒരംഗം എന്ന നിലയിലുള്ള പരിഗണന ഈ ബൂലോകത്തല്ലാതെ എനിക്ക് എവിടെയാണ് കിട്ടുക. ബൂലോകത്തെ പുലിയും സിംഹവുമായ ‘വിശാലേട്ട’നെ വിമര്‍ശിച്ചു കൊണ്ടാണ് നിങ്ങളില്‍ ഒരുവാനായി ഞാന്‍ അരങ്ങേറ്റം കുറിച്ചത് എന്നാണെന്‍ റെ ഓര്‍മ്മ. കോലാഹലങ്ങളും കോളിളക്കങ്ങളും സൃഷ്ടിച്ച ‘ശ്രീവിദ്യയുടെ’ മരണത്തെ കുറിച്ച ശ്രീ ബന്യാമിന്‍ റെ ലേഖനവും അതിന് മറുപടിയായി ഞാനെഴുതിയ കമന്‍ റു കഥകളും മറ്റൊരു കൊടുങ്കാറ്റ് ബൂലോകത്ത് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എനിക്ക് സന്തോഷം പകരുന്നവ തന്നെ. ‘സക്കീനയെ പുറത്താക്കുക, അവരെ ചങ്ങലക്കിടുക’ എന്ന മുദ്രാവാക്യം നിങ്ങള്‍ക്കു മുമ്പില്‍ വച്ചതും ഈ ഞാന്‍ ഇരിങ്ങല്‍ തന്നെ. പിന്നീട് മെയിലുകളിലൂടെയും ഫോണിലൂടെയും കൂട്ടുകാരായതും ചരിത്രത്തിന്റെ ഭാഗം തന്നെ. പിന്നീട് പരിചയപ്പെട്ട പല ബൂലോക കൂട്ടുകാരും എന്റെ വായനാ രീതിയെയും അതു പോലെ വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും ഇടയായിട്ട്ണ്ടെന്നും ഈ അവസരത്തില്‍ സ് നേഹപൂര്‍വ്വം ഓര്‍ ത്തെടുക്കുന്നു. ബഹറൈനില്‍ ആദ്യമായി പരിചയപ്പെട്ട കെവിനാണ് അഞ്ജലി എന്ന ഫോണ്ടിന്റെ ഉപജ്ഞാതാവ് എന്ന് അറിയുമ്പോള്‍ എനിക്ക് എങ്ങിനെയാണ് സന്തോഷിക്കാതിരിക്കാന്‍ പറ്റുന്നത്? എല്ലായിടത്തും ബൂലോകര്‍ കൂട്ടായ്മ നടത്തുമ്പോള്‍ ബഹറൈനില്‍ അധികം ബ്ലോഗേഴ്സില്ലെന്ന് പരിതപിച്ചിരിക്കുമ്പോള്‍ ഉള്ള ആളുകളെ വച്ച് ബൂലോക മീറ്റിങ്ങ് നടത്താം എന്ന് ധൈര്യം തന്ന കിനാവിനെ (സജീവ്) ഇവിടെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. കവിതകള്‍ക്ക് പുറമെ ചില കവിതാ ആസ്വാദനം എഴുതുവാനും ബ്ലോഗിലൂടെ ഒരു ശ്രമം നടത്തുകയുണ്ടായി. കെ. എം പ്രമോദിന്‍ റെ കവിതകളെ ഒരു ആസ്വാദനത്തിലൂടെ നിങ്ങളിലേക്ക് എന്റെ വായനാരീതി കൊണ്ടുവരാന്‍ ശ്രമിച്ചതും ഈ ആദ്യവര്‍ഷം തന്നെ എന്നും അഭിമാന പൂര്‍വ്വം ഓര്‍ക്കുന്നു. അതു പോലെ തന്നെ ടി. പി. അനില്‍ കുമാറിന്‍ റെ മരംങ്കൊത്തിയും എന്‍ റെ ബ്ലോഗില്‍ എന്റേതായ വായനാ രീതിയില്‍ ബൂലോകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ സാധിക്കുകയും ചെയ്തു. ദേവസേനയ്ക്ക് അരങ്ങ് അവാര്‍ഡ് കിട്ടിയ വിവരം ആദ്യം ബൂലോകരെ അറിയിക്കുവാനുള്ള ഭാഗ്യവും ഈ വര്‍ഷം സാധിച്ചു എന്നുള്ളതും ആഹ്ലാദകരം തന്നെ. എന്റെ കവിതകളും അതു പോലെ കുറിപ്പുകളും വായിച്ച് അഭിപ്രായമറിയിക്കുകയും അതു പോലെ വായിച്ച് ഒന്നും മിണ്ടാതെ കാലുമടക്കി തൊഴിക്കുകയും ചെയ്ത ബൂലോക കൂട്ടുകാരെ ഓര്‍ക്കാതിരിക്കാന്‍ എനിക്കെങ്ങിനെ പറ്റും? ഒരു വര്‍ഷത്തെ ഒരു അവലോകനം ഒന്നും ഞാന്‍ ഇവിടെ നടത്തിയിട്ടില്ല മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മ വന്ന ചില സംഗതികള്‍ ഓര്‍ത്തെടുത്തുവെന്ന് മാത്രം. ഒപ്പം രണ്ടാമത് ബൂലോക മീറ്റ് നടത്തുവാന്‍ എനിക്കൊപ്പം ചേര്‍ന്ന ബാജിക്കുംഅതു പോലെ രണ്ടാമത് ബൂലോക മീറ്റ് ഭംഗിയായ് നടത്തുവാന്‍ യത്നിച്ച എല്ലാ ബഹറൈന്‍ കൂട്ടുകാര്‍ക്കും നല്ല നമസ്കാരം പറയുവാനും ഈ അവസരം ഉപയോഗിക്കുന്നു. ഒരു വിശദമായ ഒരു അവലോകനം ഈ ഒരു വര്‍ഷം എന്റെ എഴുത്തില്‍ വന്ന മാറ്റങ്ങളും പുരോഗതിയും അടുത്ത ഒരു പോസ്റ്റില്‍ വിശകലനം ചെയ്യാം എന്ന് കരുതുന്നു. 16 കാരിയെ പീ.ഡി.പ്പി.ച്ചു സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകന്‍ രോഹിത് ദാമോദരനും..പിതാവിനുമെതിരെ കേസ്; സംഭവം ഇങ്ങനെ Skylark Pictures 16 കാരിയെ പീ.ഡി.പ്പി.ച്ചു സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകന്‍ രോഹിത് ദാമോദരനും..പിതാവിനുമെതിരെ കേസ്; സംഭവം ഇങ്ങനെ 16 കാരിയെ പീ.ഡി.പ്പി.ച്ചു സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകന്‍ രോഹിത് ദാമോദരനും..പിതാവിനുമെതിരെ കേസ്; സംഭവം ഇങ്ങനെ 16 കാരിയായ പെണ്‍കുട്ടിയെ പീ.ഡി.പ്പി.ച്ച സംഭവത്തില്‍ ചലച്ചിത്ര സംവിധായകന്‍ എസ് ശങ്കറിന്റെ മരുമകന്‍ രോഹിത് ദാമോദരനും മറ്റ് നാലു പേര്‍ക്കുമെതിരെ പോലീസ് കേ.സ് എടുത്തു. പോ.ക്‌.സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്. ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ പെണ്‍കുട്ടിയെ ലൈം.ഗി.ക.മാ.യി ഉപദ്രവിച്ചു എന്നാണ് പരാതി. മറ്റ് നാല് പേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്‌ചെം മധുര പാന്തേഴ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റും രോഹിതിന്റെ പിതാവുമായ ദാമോദരന്‍, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരേയാണ് കേസ് എടുത്തത്. ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്. അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്തെഴുതുകയായിരുന്നു. ശിശുക്ഷേമ സമിതി പരാതി മേട്ടുപാളയം പോലിസിന് കൈമാറുകയും പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. കോച്ചുമാരായ താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്ചെം മധുര പാന്തേഴ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. പ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശങ്കറിന്റെ മൂത്ത മകള്‍ ഐശ്വര്യയും രോഹിത് ദാമോദരനും തമ്മില്‍ ഈ വര്‍ഷം ജൂണില്‍ ചെന്നൈയില്‍ വച്ച്‌ വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കരണക്കുറ്റി നോക്കി രണ്ട് അടി കൊടുത്തു; സുകുമാരി വിനീതിനെ തല്ലിയ സംഭവം വിവരിച്ച്‌ നെടുമുടി വേണു; സംഭവം ഇങ്ങനെ മരക്കാറിന്റെ തീയറ്റർ അഡ്വാൻസ് 40 കോടി; ഒടിടി റിലീസ് ആയിരിക്കില്ല; വമ്പൻ റിലീസ് ആയിരിക്കുമെന്ന് റിപ്പോർട്ട്; സംഭവം ഇങ്ങനെ ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്. ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്. ”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്. പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല. വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു. ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു. ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു. എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്. കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു കൊ, ല .പാ. തക കാരണമായി കണ്ടെത്തിയതെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും. ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു. 2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫ് പ്രതിയുമായി. ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ജുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ഞു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്. എന്നാൽ കൂടുതൽ ശാസ്ട്രീയ പരിശോധനകൾ നടത്തിയതോടെ ആണ്, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസെഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ലാ എന്ന് തെളിയുന്നത്. അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി. ഇതോടെയാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകുന്നത്. പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്. ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസതോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമാകുകയായിരുന്നു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് തന്നെ ടിജിനെ സംശയിച്ച മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2019 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത് മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി. ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. നടന്റെ അപ്രതീക്ഷിത മരണത്തില്‍ പലതരം വിവാദങ്ങളായിരുന്നു ഉയര്‍ന്നത്. അതില്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവരും ഉള്‍പ്പെട്ടു. ആ സമയത്ത് പലരും തന്നെ മാറ്റി നിറുത്തിയെങ്കിലും അതിന് ഒരു വേദനയോ തനിക്കാരോടും പരിഭവമോ ഉണ്ടായിരുന്നില്ല എന്നാണ് ജാഫര്‍ അതേ കുറിച്ച് തുറന്ന് പറയുന്നത്. ദൈവ തുല്യനായി ആളുകള്‍ സ്‌നേഹിച്ചിരുന്ന ഒരു മഹാനടനാണ് മണി. എത്രയോ നടന്‍മാര്‍ മരിച്ചു പോയിരിക്കുന്നു. ഇങ്ങനെ ഒരു നടന്‍ മരിച്ച് കണ്ണീരൊഴുക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല .ആളുകള്‍ ഒക്കെ വാവിട്ടു കരയുകയായിരുന്നു മണിയെ ഒരു നോക്കു കാണാന്‍ എന്നാണ് അദ്ദേഹം പറയുന്നത്. അന്ന് നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ജാഫര്‍ ഇടുക്കി അഭമുഖത്തില്‍ പങ്കുവെച്ചു. അത് ഇങ്ങനെയായിരുന്നു അദ്ദഹം വിവരിച്ചത്…അന്നൊരു സംഭവം ഉണ്ടായി. ഞാനും ഹരിശ്രീ അശോകനും മണിയെ കണ്ടിട്ട് വല്ലാണ്ടെ ആയി വിഷമിച്ചു വരുമ്പോള്‍. തലയില്‍ തട്ടമിട്ട ഒരു താത്ത ഒരു പൊലീസ്‌കാരനോടു ചോദിക്കുവായിരുന്നു. സാറേ ഒന്നു കാണിക്കാമോ സാറേ എന്ന്. ആ സമയം പോലീസ്‌കാരന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ആയി പോയി. പോലീസുകാരന്‍ പറയുകയാണ് ചേച്ചി ഞാനും കണ്ടില്ല ചേച്ചി, ഞാന്‍ എന്തു ചെയ്യാനാണ്. അതു കേട്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. അന്നത്തെ സംഭവങ്ങളുടെ തിരക്കില്‍ ഒന്നു കരയാന്‍ പോലും എനിക്ക് സാധിച്ചില്ല അതുകൊണ്ട് ആണ് ഇന്ന് മണിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ കരയുന്നത്. അന്ന് ഒരുപാട് പേര്‍ തന്നെ മാറ്റി നിര്‍ത്തി രണ്ടു വര്‍ഷത്തോളം ഒരു സിനിമയും ചെയ്യാതെ വീട്ടിലിരുന്നു. പിന്നീട് എല്ലാ സത്യവും തെളിഞ്ഞു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ സജീവമായി തുടരുകയാണ്. ”ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ” “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റ് ചെയ്ത നരമ്പന് പണി തിരിച്ചു മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു. എന്നായിരുന്നു ശ്രീലക്ഷ്മി പങ്ക് വെച്ച പോസ്റ്റ്. ഇത്തരത്തിൽ സാമൂഹിക പരമായ കാര്യവും തന്റെ വെക്തിപരമായ അഭിപ്രായങ്ങളും മറ്റും ശ്രീലക്ഷി തന്റെ പ്രൊഫൈൽ വഴി പങ്ക് വെക്കാറുണ്ട്. ഇതിനെല്ലാം ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങാർ ഉണ്ട്. ഇപ്പോൾ ശ്രീലക്ഷ്മി പങ്ക് വെച്ച പങ്ക് വെച്ച പോസിന് ഒരു നരമ്പൻ കുനിയേണ്ടി വരും എന്നാണ് കമന്റ് ചെയ്തത്. നിലവിൽ ഇങ്ങനൊക്കെ കമന്റ് വരുമ്പോൾ മറുപടി നൽകാർ ഇല്ലെങ്കിലും ഇപ്പോൾ ഈ കമന്റ്ന് നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്. “നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീ ലക്ഷ്മി പറയുന്നത്. ഇപ്പോൾ ഈ മറുപടിയാണ് ശ്രീലക്ഷിമിയെ പിന്തുടരുന്നവർ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും ഇത്തരം മോ ശം കമന്റുകൾക്ക് ആളുകൾ പ്രതികരിക്കാത്തത് ആണ് ഈ പ്രവണത ആവർത്തിക്കാൻ കാരണം ആകുന്നത്. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് തക്കതായ രീതിയിൽ തന്നെ ശ്രീലക്ഷ്മി പ്രതികരിക്കാറുണ്ട്. അടുത്തിടെ സിനിമാമേഖലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” എന്ന സിനിമയെ കുറിച്ച് ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം എന്നാൽ ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി തോന്നി എന്നും ശ്രീലക്ഷ്മി അറക്കൽ പങ്കു വെച്ചു. ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്. അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത്. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. ഈ സിനിമയിൽ നിറയുന്ന സ്ഥലങ്ങൾക്ക് നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു. ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമാണ്. അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്. ‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.’ സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. സ്വരയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു. ‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്? മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ് ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ പ്രമുഖ സിനിമാ നിര്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്ബാവൂര്, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന് എന്നിവരുടെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായി കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ് വിവാഹേതര ബന്ധങ്ങൾ ഇപ്പോൾ കേരളത്തിൽ കൂടി വരുന്ന കാലമാണ്. വിവാഹ ബന്ധങ്ങളും പുണ്യമായും കർമ്മമായും എല്ലാം കാണുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ കേരളത്തിൽ വിവാഹത്തിന് ഒപ്പം എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടി ആര്യ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അനാവശ്യമായ സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി ചിത്രം പങ്കുവെച്ച് ദിയ സന!! പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് ഗായിക മജ്ഞരി.. ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും അനു സിതാര അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു ദുൽഖർ സൽമാൻ 1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957 നിലവിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു. 2 ഡിസംബർ – 2 ഡിസംബർ 1957 ഫെബ്രുവരി 26 ന് ഒഡിഷയിലെ ഭുവനേശ്വറിൽ ജനനം 1] ആദ്യകാല വിദ്യാഭ്യാസം ഭുവനേശ്വറിലെ ഡെമോൺസ്ട്രേഷൻ മൾട്ടി പർപ്പസ് സ്കൂളിൽ. തുടർന്ന് ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബാച്ചിലേഴ്സ് (ബിഎ ബിരുദാനന്തര ബിരുദം (എംഎ) എന്നിവ നേടി. തമിഴ്‌നാട്ടിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഇൻഡസ്ട്രീസ് സ്‌പെഷ്യൽ കമ്മീഷണർ (റവന്യൂ സെക്രട്ടറി (റവന്യൂ സെക്രട്ടറി (വാണിജ്യനികുതി തമിഴ്‌നാട് സംസ്ഥാന പ്രോജക്ട് ഡയറക്ടർ തുടങ്ങി തമിഴ്‌നാട് സർക്കാരിനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലും, കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, യൂണിയൻ രാസവള സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി എന്നീ കേന്ദ്ര തസ്തികകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ഡിസംബർ 11 ന് ഉർജിത് പട്ടേൽ രാജിവച്ചതിനെ തുടർന്ന്, ശക്തികാന്ത ദാസിനെ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു 2][3][4] 1951 ലെ ഇന്ത്യൻ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പ് 123 തെരഞ്ഞെടുപ്പ് അഴിമതികൾ നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും വോട്ട് തേടുന്നതും അയോഗ്യതയ്ക്ക് കാരണമാകും. രാഷ്ട്രീയപാർടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് 2017 ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി അസന്ദിഗ് ധമായി വ്യക്തമാക്കുന്നുണ്ട്. അഴീക്കോട് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി കേവലം ഒരു നിയോജകമണ്ഡലത്തെയോ ആ മണ്ഡലത്തിന്റെ നിയമസഭാ പ്രാതിനിധ്യത്തെയോമാത്രം ബാധിക്കുന്ന ഒന്നല്ല. സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ അതീവപ്രാധാന്യവും പ്രസക്തിയും ആ വിധിക്കുണ്ട്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ നിയമത്തിനു നിരക്കുന്നതല്ല എന്നാണ‌് ഈ വിധി ആവർത്തിച്ചുറപ്പിക്കുന്നത്. ‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവർ ചെകുത്താന്റെകൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മൾക്കുവേണ്ടി കാവൽ തേടുന്ന മുഹ് മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാൻ എല്ലാ മുഹ് മിനിങ്ങളും അല്ലാഹുവിനോട് പ്രാർഥിക്കുക. കെ എം ഷാജിയെ ഏണി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക’- എന്നാഹ്വാനംചെയ്താണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പ്രതിനിധിയും യുഡിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജി മത്സരിച്ചത്. അത് കോടതിക്കുമുന്നിൽ തെളിയിക്കപ്പെട്ടു. അതോടെ കെ എം ഷാജി എംഎൽഎ സ്ഥാനത്തിരിക്കാനോ വരുന്ന ആറുവർഷത്തേക്ക‌് തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ യോഗ്യതയില്ലാത്ത ആളായി മാറി എന്നാണ‌് കോടതി വിധിച്ചത്. 1951 ലെ ഇന്ത്യൻ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പ് 123 തെരഞ്ഞെടുപ്പ് അഴിമതികൾ നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും വോട്ട് തേടുന്നതും അയോഗ്യതയ്ക്ക് കാരണമാകും. രാഷ്ട്രീയപാർടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് 2017 ലെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയ്ക്ക് വിധേയമായാണ് രാഷ്ട്രീയപാർടികൾ പ്രവർത്തിക്കേണ്ടതെന്ന‌് അന്നത്തെ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ മത-ജാതി പ്രയോഗം അഴിമതിയായും ഭരണഘടനാലംഘനമായും കണക്കാക്കുന്നതിനുപുറമെ ജനപ്രാതിനിധ്യനിയമം 123ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും അതനുസരിച്ച‌് തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനൽ കേസ് ചുമത്താനും സാധിക്കുമെന്നും ആ വിധിയിലുണ്ട്. അന്ന് കോടതി പറഞ്ഞ ഓരോ കാര്യങ്ങളും ഷാജിയെ അയോഗ്യനാക്കിയ വിധിയുടെയും സമകാലീന രാഷ്ട്രീയസാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ പ്രസക്തമാണ്. നമ്മുടെ ഭരണഘടന വിഭാവനംചെയ്യുന്നത‌് മതനിരപേക്ഷതയാണ‌്; അതിൽ രാഷ്ട്രീയവും മതവും കലർത്തരുത്; രാജ്യത്ത് നടത്തുന്ന ഓരോ തെരഞ്ഞെടുപ്പും മതേതരനടപടിയാണ്; അതിനാൽത്തന്നെ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും മതേതരമായിരിക്കണം എന്നാണ‌് സുപ്രീംകോടതി പറഞ്ഞത്. ഇവിടെ, അടുത്തവർഷം വരാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് അയോധ്യ അജൻഡ പൊടിതട്ടിയെടുക്കുകയാണ് ആർഎസ്എസ്. രാമക്ഷേത്ര നിർമാണവും രാമപ്രതിമാ നിർമാണവും പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. വർഗീയവിദ്വേഷം ചുരത്തുന്ന പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും അന്തരീക്ഷത്തിൽ ഉയർന്നുതുടങ്ങി. കേരളത്തിലാകട്ടെ, ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ കലാപം അഴിച്ചുവിട്ട‌് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പദ്ധതിയാണ് സംഘപരിവാർ നടപ്പാക്കുന്നത്. രാഷ്ട്രീയ മുദ്രാവാക്യങ്ങളോ പ്രവർത്തനമികവോ സ്വീകാര്യമായ നയങ്ങളോ സ്വീകാര്യതയോ ജനങ്ങൾക്കുമുന്നിൽ വയ‌്ക്കാൻകഴിയാതെ വർഗീയവികാരോത്തേജനം അതിജീവനരാഷ്ട്രീയമാക്കുന്ന ബിജെപിയുടെ പിന്നാലെ കോൺഗ്രസ‌് പോകുകയും അതിനെ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗടക്കമുള്ള കക്ഷികൾ പിന്തുടരുകയും ചെയ്യുന്നു. ശബരിമലവിഷയം ഉയർത്തി ഒരേസമയം ബിജെപിയും കോൺഗ്രസും രഥയാത്ര നടത്തുന്നു. ബിജെപിയുടെ ബി ടീമായി കോൺഗ്രസ‌് രംഗത്തുവന്നപ്പോൾ, ആ പാർടിയുടെ സുപ്രധാന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്ന അനുഭവവും ഉണ്ടായി, മതനിരപേക്ഷത നേരിടുന്ന വെല്ലുവിളി കാണാത്ത, കണ്മുന്നിലെത്തിനിൽക്കുന്ന വിപത്തിലേക്ക് നോക്കാതെ കേവലം നാല് വോട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ സ്വന്തം നിലപാടുകളെയും പാരമ്പര്യത്തെയും തള്ളിക്കളഞ്ഞ കോൺഗ്രസ‌് ചിത്രത്തിൽനിന്ന് അസ്തമിക്കുന്നു. അത്തരം ഘട്ടത്തിലാണ്, രണ്ടരക്കൊല്ലം മുമ്പ‌് അതേ കോൺഗ്രസും ലീഗും നടത്തിയ അപകടകരമായ കളിക്ക് കേരള ഹൈക്കോടതിയുടെ പ്രഹരമുണ്ടാകുന്നത്. കെ എം ഷാജിക്കുവേണ്ടിയുള്ള വർഗീയപ്രചാരണത്തിനായി തയ്യാറാക്കി വിതരണംചെയ്ത ലഘുലേഖ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന മനോരമയുടെ വീട്ടിൽനിന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പിടിച്ചെടുത്തത് എന്നോർക്കണം. യുഡിഎഫ് ഭരണത്തിലിരിക്കെയാണ് പൊലീസും ഉദ്യോഗസ്ഥരും ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ ഇവ പിടിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ കോടതിവിധി യുഡിഎഫിന്റെ വർഗീയപ്രീണന നയത്തിനേറ്റ ആഘാതമാണ്. അതേ തന്ത്രം പരസ്യമായി ഉപയോഗിക്കുന്ന സംഘപരിവാറിനുള്ള താക്കീതുമാണ്. മതനിരപേക്ഷതയും അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഉണ്ടാകണം എന്നാണ‌് ഹൈക്കോടതി സുദൃഢമായ ഭാഷയിൽ പറയുന്നത്. അല്ലാതുള്ള രാഷ്ട്രീയ ഇടപെടലുകൾ ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമല്ല. സാങ്കേതിക ന്യായങ്ങൾ പറഞ്ഞ‌് അപ്പീൽ നൽകുകയല്ല, ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തുകയാണ് യുഡിഎഫ് നേതൃത്വത്തിന് മുന്നിലുള്ള കരണീയമായ വഴി. എം വി നികേഷ് കുമാറിന് കോടതിച്ചെലവ് നൽകുന്നതിനോ ആറുവർഷത്തേക്ക‌് മത്സരത്തിൽനിന്ന് മാറിനിൽക്കുന്നതിലോ ഷാജി മടികാണിക്കേണ്ടതില്ല. അത് കുറഞ്ഞ ശിക്ഷയാണ്. കെ എം ഷാജി എന്ന വ്യക്തിക്കെതിരെയുള്ള വിധിയല്ല, യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരായുള്ള വിധിയാണിത്. സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന അപകടകരമായ വർഗീയരാഷ്ട്രീയത്തെ എത്രമാത്രം ശക്തിയോടെ എതിർത്തു പരാജയപ്പെടുത്തണം എന്ന സന്ദേശവും ഈ വിധിയിലുണ്ട്. അത് യുഡിഎഫ് നേതൃത്വം മനസ്സിലാക്കിയില്ലെങ്കിലും അണികൾ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യും. ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ശബരിമലയിൽ വാടകനിരക്ക് കുറയ്ക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന്‌ ഹൈക്കോടതി ശബരിമല ദർശനം: കൂടുതൽ സ്പോട്ട്‌ ബുക്കിങ്‌ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ നിലപാടറിയിക്കാൻ ഹൈക്കോടതി നിർദേശം കെ എം ഷാജിയുടെ കള്ളപ്പണം അഴിമതിയുടെ അഗ്രംമാത്രം അനക്കമില്ലാതിരുന്ന ഷാജിയുടെ ഫെയ്‌‌സ്‌ബുക്ക് പേജ് വിജിലൻസ് കേസ് വന്നതുമൂതൽ സജീവമായി ഈ സമയത്ത് മനുഷ്യനെതിരെ വൈറസിനൊപ്പം ചേരാൻ കെ എം ഷാജിയ്ക്കു മാത്രമേ കഴിയൂ; ആഗോള ദുരന്തമായി ഒരു മനുഷ്യൻ എം സ്വരാജ്‌ VIDEO ചില വികൃത മനസ്സുകൾ ഉണ്ടാകും നുണപ്രചരണവുമായി ഇറങ്ങിയ കെ എം ഷാജിക്ക് മുഖ്യമന്ത്രിയുടെ മറുപടി VIDEO ആ കല്ല് ഇവിടെ കിട്ടില്ല ഷാജീ കോഴിക്കോടും ഒമിക്രോൺ ആശങ്ക; യു കെയിൽ നിന്നെത്തിയ ആരോഗ്യപ്രവർത്തകന്‌ കോവിഡ്‌, സ്രവം പരിശോധനയ്‌ക്കയച്ചു സന്ദീപിന്റെ കൊലപാതകം ആർഎസ്‌എസ്‌ ബിജെപി കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ച: സിപിഐ എം പിബി കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ സന്ദീപിന്റെ കൊലപാതകം നിഷ്‌ഠൂരം; പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്‌ മുന്നിലെത്തിക്കും: മുഖ്യമന്ത്രി സന്ദീപിന്റെ കൊലപാതകം; മുഖ്യപ്രതി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌ VIDEO എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു: മദ്രസ അധ്യാപകനെതിരെ കേസെടുത്തു ചരിത്രം തിരുത്തി തുലാവർഷം; സംസ്ഥാനത്ത് ആദ്യമായി 1000 മില്ലിമീറ്റർ മഴ എയര്‍ മാര്‍ഷല്‍ എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേന സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസർ സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. വേനലും വർഷവും പ്രകൃതിയുടെ അനിഷേധ്യമായ സ്പന്ദനമാണ്‌. ഈ ഇരുകാലത്തിന്റെയും മൃദുലവും വിസ്‌തൃതവുമായ വികാരത്തിന്റെ പരിശുദ്ധത മണ്ണിലും വെളളത്തിലും വായുവിലും ദൈവീക പരിവേഷത്തോടെ കാത്തുസൂക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരാണ്‌ നമ്മൾ മനുഷ്യർ. സകല ജീവജാലങ്ങൾക്കും മീതെ ഇരിക്കുന്ന മനുഷ്യൻ ഭാവി തലമുറയുടെ കളങ്കരഹിതമായ ജീവിത സുഖാനുഭൂതികൾക്കായി മനസ്സു തുറന്നുവെച്ച്‌ പ്രകൃതിക്കുമേൽ നന്മകൾ പ്രാവർത്തികമാക്കേണ്ടതിനുപകരം ഇതെല്ലാം മറന്ന്‌ ഭൂമിക്കുമേൽ ഉളളം നിറയെ സ്വാർത്ഥതയുമായി താണ്ഡവമാടുകയാണ്‌. ഈ അസുഭകരമായ വളർച്ച ഒരു കാലത്ത്‌ ആസ്വാദകരമായിരുന്ന വേനൽക്കാലത്തെ തീക്ഷ്‌ണമായ വരൾച്ചയിലേക്കും വർഷകാലത്തെ ഗുരുതരമായ വെളളപ്പൊക്കത്തിലേക്കും ഉരുൾപൊട്ടൽ പോലുളള ദുരന്തങ്ങളിലേക്കും ബോധപൂർവ്വം വലിച്ചെഴുന്നളളിച്ചിരിക്കുകയാണ്‌. മനുഷ്യൻ പ്രകൃതിയുമായുളള ജീവശാസ്‌ത്രപരമായ ബന്ധം അല്ലെങ്കിൽ സ്‌നേഹം ബോധപൂർവ്വം ഉപേക്ഷിക്കുകയും പകരം സ്വാർത്ഥതയെന്ന പദം സജീവമായി നിലനിർത്തുകയും ചെയ്യുന്നതിലൂടെ ഇവിടെ പാരിസ്ഥിതിക അസന്തുലിതാവസ്ഥ വലിയൊരു വൃത്തമായി പരിണാമപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഈ അപകടാവസ്ഥയിൽ നിന്നും മുക്തിനേടാൻ പ്രാഥമികമായി ചെയ്യാനുളളത്‌ മനസ്സിനെ മാറ്റിമറിച്ച സ്വാർത്ഥതയെന്ന വികാരത്തെ വെട്ടിമാറ്റുകയും അവിടെ പ്രകൃതിയോടുളള പ്രണയം തുന്നിച്ചേർക്കുകയുമാണ്‌. ഈ രീതിയിലൊരു തിരിച്ചുപോക്ക്‌ നാം കൈക്കൊളളുന്നില്ലെങ്കിൽ നമ്മുടെ കുഞ്ഞുങ്ങളും അവരുടെ ഭാവിതലമുറകളും ഇന്നു നാം അനുഭവിക്കുന്ന കഷ്‌ടതകളുടെ പതിൻമടങ്ങ്‌ ദുരിതത്തിലാവും. ഇന്നലെ കണ്ട കുന്നുകളും വനങ്ങളും വയലുകളും തോടുകളും കുളങ്ങളുമൊക്കെ ഓർമ്മകളിലേക്ക്‌ ഉൾവലിഞ്ഞുകൊണ്ടിരിക്കുകയാണ്‌. വിണ്ടുകീറിയ മണ്ണിൽ ചുടുകാറ്റേറ്റ്‌ വിയർത്തൊലിച്ചു നടക്കുന്ന മനുഷ്യർ ഒരു കുമ്പിൾ ദാഹജലത്തിനായി കിണറുകളും നീർച്ചാലുകളും തേടി അയഞ്ഞു നടക്കുമ്പോൾ ലഭിക്കുന്നതൊക്കെയും പ്രകൃതിയുടെ ചുടുനിശ്വാസം മാത്രമാണ്‌. ഈ അസഹിഷ്‌ണുതയെ ലഘൂകരിക്കാൻ പ്രകൃതിക്കുമേൽ പ്രയോഗിക്കുന്ന തിന്മകളൊക്കെ തിരുത്തി ഇനിയും അവശേഷിക്കുന്ന കുന്നുകളും വനങ്ങളും വയലുകളും കുളങ്ങളും തോടുകളും നീർചാലുകളുമൊക്കെ സംരക്ഷിച്ചു നിർത്തേണ്ട ചുമതലയിലേക്ക്‌, പ്രകൃതിയോടുളള കളങ്കമില്ലാത്ത അർപ്പണമനോഭാവത്തോടെ വാക്കുകളേക്കാൾ ഉപരി പ്രവർത്തിപദങ്ങളിൽ നമ്മൾ ഊർജ്ജസ്വലരാകേണ്ടതുണ്ട്‌. വേനൽകാല പ്രകൃതി ഇന്നൊരു തീക്കട്ടയാണ്‌. വെന്തുരുകുകയും വരണ്ടുപോകുകയും ചെയ്യുന്ന ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വരുംവർഷങ്ങളെ ആസൂത്രിതമായി നാം ഉപയോഗിച്ചു ശീലിക്കേണ്ടതുണ്ട്‌. വേനൽകാലത്തെ അപേക്ഷിച്ച്‌ മഴക്കാലങ്ങളുടെ ദൈർഘ്യം നമുക്കു വളരെ കുറവാണ്‌. അതുകൊണ്ടുതന്നെ നമുക്കു ലഭിക്കുന്ന മഴവെളളത്തെ പരമാവധി നമ്മുടെ ഭൂമിയിലേക്കു തന്നെ നിക്ഷേപിച്ച്‌ ഭൂഗർഭജലവിതാനം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. കാരണം ഭൂഗർഭജലത്തെ ആശ്രയിച്ചു കഴിയുന്നവരാണ്‌ നമ്മൾ. എങ്ങിനെ ഭൂഗർഭജലവിതാനം ഉയർത്താം? ഉത്തരം ലളിതമാണ്‌. നമ്മൾ ഓരോരുത്തരും അവരവരുടെ വീട്ടുപറമ്പിലും പരിസരപ്രദേശങ്ങളിലും ജലനിക്ഷേപശീലം പ്രാവർത്തികമാക്കിയാൽ മതി. അതിരൂക്ഷമായ വരൾച്ചയെ പ്രതിരോധിക്കാൻ ഇതിലും എളുപ്പമായ മാർഗ്ഗം വേറെയില്ല. നമുക്ക്‌ ക്രമരഹിതമായിട്ടാണെങ്കിലും ആവശ്യത്തിന്‌ മഴ ലഭിക്കുന്നുണ്ട്‌. എന്നാൽ ഈ മഴയുടെ എഴുപതുശതമാനത്തിലേറെയും നാം പാഴാക്കിക്കളയുകയാണ്‌. കടലിലേക്ക്‌ ഒഴുകി പോകുന്നതുൾപ്പെടെ നാം പാഴാക്കിക്കളയുന്ന മഴവെളളത്തെ പിടിച്ചുനിർത്താനും നമ്മുടെ മണ്ണിൽ കിനിഞ്ഞിറങ്ങാനും സംവിധാനങ്ങളുണ്ടാക്കിയാൽ അതിരൂക്ഷമായ വരൾച്ചയെന്ന പരിദേവനത്തിൽ നിന്നും നമുക്കു രക്ഷ പ്രാപിക്കാം. പണ്ടൊക്കെ നമ്മൾ വീട്ടുപറമ്പിൽ മണ്ണ്‌ കിളച്ചിട്ടും, വരമ്പിട്ടും, കൃഷിചെയ്‌തും അച്ചടക്കമുളെളാരു കാർഷികബോധം നിലനിർത്തിയിരുന്നു. എന്നാൽ അടുത്ത കാലത്തായി ഭൂരിഭാഗം പേരും ഇത്‌ പാടെ ഉപേക്ഷിച്ചമട്ടാണ്‌. അതുകൊണ്ടുതന്നെ ഇളക്കം തട്ടാതെ മണ്ണിൽ മഴവെളളം ഊഴ്‌ന്നിറങ്ങുന്നതിന്റെ അളവ്‌ വളരെ ചുരുങ്ങിപോയിരിക്കുന്നു. ഭൂമി വെളളം കുടിച്ചെങ്കിൽ മാത്രമേ നമ്മുടെ ദാഹം തീരൂ എന്ന സത്യം പലരും മറന്നു പ്രവർത്തിച്ചതിന്റെ ഫലമായി നമ്മുടെ ചുറ്റുപാടും പെയ്‌തു നിറയുന്ന മഴവെളളം നമ്മുടെ കൺമുമ്പിലൂടെ തന്നെ കടലിലേക്ക്‌ ശീഘ്രം ചെന്നു പതിക്കുന്നു. ഫലമോ? നമ്മുടെ കാൽക്കീഴിൽ ഭൂഗർഭജലത്തിന്റെ തോത്‌ കാലം കഴിയും തോറും മെലിഞ്ഞ്‌ മെലിഞ്ഞ്‌ വെറുമൊരു നൂൽചാലിന്റെ അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സത്യം ബോധിപ്പിക്കുന്ന പ്രത്യക്ഷത്തിലുളള തെളിവാണ്‌ നമ്മുടെ നാട്ടിലെ മിക്ക കിണറുകളും നീർചാലുകളും ഉറവകളും മറ്റും ഫെബ്രുവരി മാസത്തോടെ തന്നെ വറ്റിവരണ്ടുപോകുന്നുവെന്നത്‌. ഫെബ്രുവരിയിൽ വറ്റിയ കിണറിൽ വീണ്ടും ജലസാന്നിധ്യമുണ്ടാകണമെങ്കിൽ ജൂൺമാസംവരെ കാത്തുനിൽക്കണം. കാലം തെറ്റി മഴ പെയ്യുന്നതുകൊണ്ടു ചിലപ്പോൾ കാത്തിരിപ്പുതന്നെ നീളും. ഫെബ്രുവരി മുതൽ ജൂൺവരെയുളള നാലുമാസം കുടിവെളളത്തിനുവേണ്ടി പരക്കം പായുന്ന ഒരു സമൂഹത്തിന്റെ വേവലാതികൾ എന്തെന്ന്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതേയുളളു. ഇവിടെയാണ്‌ ജലനിക്ഷേപശീലം വർഷകാല അജണ്ടയാക്കേണ്ടതിന്റെ പ്രസക്തി. ജലനിക്ഷേപശീലം വളർത്താൻ മഴയുടെ പെരുപ്പവും ഭൂമിയുടെ കിടപ്പും കണക്കിലെടുത്ത്‌ പലതരത്തിലുളള നിർമ്മാണരീതികൾ നമുക്ക്‌ ആസൂത്രണം ചെയ്യാവുന്നതാണ്‌. മഴവെളളത്തിന്റെ ഒഴുക്കു കുറക്കാൻ നമ്മുടെ പറമ്പുകളിൽ കൊച്ചുകൊച്ചു വരമ്പുകളിടുക. ഇത്‌ വെളളത്തെ സാവധാനം മണ്ണിലേക്കിറക്കി ഭൂഗർഭവിതാനം ഉയർത്താൻ സഹായിക്കും. അതുപോലെതന്നെ തട്ടുതിരിക്കൽ, കല്ല്‌ കയ്യാലകൾ കെട്ടൽ, നീർക്കുഴികൾ, കിടങ്ങുകൾ, തടയണകൾ നിർമ്മിക്കൽ തുടങ്ങിയ മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്‌ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതും തെങ്ങിന്റെ തടം തുറന്ന്‌ പുതയിടുന്നതും നീരൊഴുക്കിന്റെ വേഗത കുറയ്‌ക്കുകയും ഭൂമിയിലേക്ക്‌ വെളളം ഊഴ്‌ന്നിറങ്ങുന്നതിനു സഹായിക്കുകയും ചെയ്യും. ജലനിക്ഷേപത്തിന്‌ നമുക്കു ചെയ്യാവുന്ന ഏറ്റവും ലളിതമായ മാർഗ്ഗം നീർക്കുഴികൾ നിർമ്മിക്കലാണ്‌. നമ്മുടെ വീട്ടുപറമ്പിൽ വീഴുന്ന മഴവെളളത്തെ ഏകദേശം ഒരു മീറ്റർ നീളവും കാൽമീറ്റർ വീതിയും അരമീറ്റർ ആഴവുമുളള നീർക്കുഴികൾ നിർമ്മിച്ച്‌ അതിൽ കെട്ടിനിർത്തി ഭൂമിയിലേക്ക്‌ ഇറക്കാം. അതുപോലെ തന്നെ കൂടുതൽ മഴവെളളം ഭൂമിക്കുളളിലേക്ക്‌ ആഗീരണം ചെയ്യപ്പെടാൻ സഹായിക്കുന്ന മറ്റൊരു എളുപ്പമാർഗ്ഗമാണ്‌ പുല്ലിനത്തിൽ പെടുന്ന ചെടികൾ വേണ്ടുവോളം നട്ടുപിടിപ്പിക്കുകയെന്നത്‌. ഇങ്ങിനെ നട്ടുവളർത്തുന്ന സസ്യാവരണങ്ങൾ ഭൂമിക്കുളളിലേക്ക്‌ ജലം ആഗീരണം ചെയ്യാൻ സഹായിക്കുക മാത്രമല്ല മണ്ണൊലിപ്പ്‌ തടഞ്ഞുനിർത്തുകയും ചെയ്യും. പച്ചപ്പുനിറഞ്ഞ കുന്നുകളും മലകളും ജലസ്രോതസ്സുകളുടെ കലവറയാണ്‌. കുന്നിടിച്ച്‌ വയലുകൾ നികത്തുമ്പോൾ രണ്ടിടങ്ങളിലേയും ജലസാന്നിധ്യമാണ്‌ എന്നന്നേക്കുമായി അസ്തമിക്കുന്നത്‌. മറ്റൊന്ന്‌ കോൺക്രീറ്റു സംസ്‌കാരമാണ്‌. പത്തുസെന്റ്‌ ഭൂമിയിൽ അഞ്ചു സെന്റു നിറയെ വീടെടുത്ത്‌ പൊക്കിവരുന്ന അഞ്ചു സെന്റു മുഴുവൻ കോൺക്രീറ്റുചെയ്‌ത്‌ ഒരു തുളളിവെളളം പോലും ഭൂമിയിലേക്ക്‌ ഇറക്കിവിടാതെ നമ്മുടെ നഗരസംസ്‌കാരം ഇന്ന്‌ ഗ്രാമീണ ജീവിതത്തിലും കടന്നുകയറിയിട്ടുണ്ട്‌. ഈ മുന്നേറ്റം അപകടകരമാണെന്നു പറയേണ്ടതില്ലല്ലോ. അണുകുടുംബത്തിന്റെയും മറ്റും ഇത്തരം ജീവിതരീതിയിൽ മാറ്റം ഉണ്ടാവേണ്ടതുണ്ട്‌. നമ്മുടെ പുരയിടങ്ങളിൽ, നമുക്കുളള സ്ഥലങ്ങളിൽ ഉളളതുപോലെ ജലനിക്ഷേപം നടത്തി ഭൂജല പരിപോഷണം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ വാടിക്കുഴഞ്ഞുപോകാതെ വരും തലമുറയ്‌ക്ക്‌ നിലനിൽക്കാൻ കഴിയും. നമ്മൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. ഇത്‌ ഹോബിക്കുവേണ്ടി ചെയ്യുന്നതല്ല. ഭാവിയെ സമ്പന്നമാക്കാനും സന്തോഷത്തോടെ കഴിയാനുമാണ്‌. നാളെയെക്കുറിച്ചു ചിന്തിക്കാതെ പണം ധൂർത്തടിച്ചാലുളള ഭവിഷ്യത്തെന്തായിരിക്കും. തീർച്ചയായും ഭിക്ഷക്കാരനും താഴെയായിരിക്കും അവസ്ഥ. ഇതുപോലെതന്നെയാണ്‌ ജലത്തിന്റെ കാര്യവും. കാലവർഷവും തുലാവർഷവും വേനൽമഴയും നമുക്ക്‌ മലവെളളപ്പാച്ചിൽ നൽകുമ്പോൾ നാം നമ്മുടെ ബാങ്കാവുന്ന ഭൂമിയിൽ പണമാവുന്ന മഴവെളളത്തെ നാളെക്കായി നിക്ഷേപിച്ചു വെച്ചേ മതിയാവൂ. ഇല്ലെങ്കിൽ വരണ്ട ഭൂമിയിൽ കൊടുംവരൾച്ചയിൽ തലയിൽ മൺകുടവുമേന്തി നമ്മൾ മൈലുകളോളം ഒരു തുളളി വെളളത്തിനായി അലഞ്ഞു നടക്കേണ്ടിവരും. ഭൂജല പരിപോഷണത്തിനായി ജലനിക്ഷേപശീലം പ്രോത്സാഹിപ്പിക്കുക, വൃക്ഷങ്ങളും മറ്റ്‌ സസ്യങ്ങളും വളർത്തിയും ജൈവസാന്നിധ്യം നിലനിർത്തിയും മണ്ണിന്റെ ജലാഗിരണശേഷി വർദ്ധിപ്പിക്കുക, പൊതുജലശ്രോതസ്സുകളായ കുളങ്ങൾ, തോടുകൾ, ഉറവകൾ, തടാകങ്ങൾ സംരക്ഷിച്ച്‌ ജലശേഖരണശേഷി വർദ്ധിപ്പിക്കുക, മണൽവാരലും കുഴൽകിണറുകളുടെ വ്യാപനവും നിയന്ത്രിക്കുക തുടങ്ങിയവയിൽ ആത്മാർത്ഥമായ ശ്രദ്ധ ചെലുത്തുകയാണെങ്കിൽ ഇന്നനുഭവിക്കുന്ന ജല ദൗർലഭ്യത ഘട്ടംഘട്ടമായി നമുക്ക്‌ കുറച്ചു കൊണ്ടുവരാൻ സാധിക്കും. മേൽക്കൂര മഴവെളളം കൃത്രിമമായി ടാങ്കുകളിൽ സംഭരിച്ച്‌ ഉപയോഗിക്കുന്ന രീതി ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ നല്ലൊരു മാർഗ്ഗമാണ്‌. എന്നാൽ സാമ്പത്തികമായി എല്ലാവർക്കും പ്രാവർത്തികമാക്കാൻ കഴിയാത്ത സാഹചര്യമായതുകൊണ്ട്‌ മേൽക്കൂര മഴവെളളം ഓരോ വീട്ടുകാരും പ്രകൃതിദത്തമായ രീതിയിൽ ചാലുകളും നീർക്കുഴികളും മറ്റും നിർമ്മിച്ച്‌ ഭൂമിയിലേക്ക്‌ ഇറക്കി ഭൂഗർഭജലവിതാനം ഉയർത്താൻ യത്നിക്കേണ്ടതുണ്ട്‌. ഈ പരിശ്രമം വിജയിച്ചാൽ തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ ഇതിന്റെ ഫലം പ്രകൃതി നമുക്ക്‌ നൽകുകതന്നെ ചെയ്യും. തീർച്ച. നിങ്ങളുടെ വീട്ടുപറമ്പിൽ നിങ്ങൾ നിക്ഷേപിക്കുന്ന മഴവെളളം നീരുറവയായി നിങ്ങളുടെ കിണറ്റിൽ തന്നെ ലഭിക്കണമെന്നില്ല. ഒരുപക്ഷെ അയൽവാസിക്കാവും അതിന്റെ ഗുണം കിട്ടുക. അതുകൊണ്ട്‌ നിങ്ങൾ മുഷിയുകയോ നിങ്ങളുടെ പ്രവർത്തിയിൽ നിന്നും പിൻതിരിയുകയോ ചെയ്യരുത്‌. കാരണം നിങ്ങളുടെ സ്വന്തം കിണറ്റിലെത്തുന്ന നിരുറവ ഒരുപക്ഷെ നാലോ അഞ്ചോ പറമ്പിനപ്പുറമുളള വീട്ടുകാരുടെ ജലനിക്ഷേപത്തിൽ നിന്നും ലഭിക്കുന്നതാവാം. ഭൂഗർഭജലത്തിന്‌ ജാതിയോ മതമോ വർഗ്ഗവ്യത്യാസമോ ഇല്ല. ഭൂഗർഭജലം ഭൂമിയുടെ മുലപ്പാലാണ്‌. ഈ മുലപ്പാല്‌ സമൃദ്ധമായി ലഭിക്കാൻ ജലനിക്ഷേപശീലം വർഷകാല അജണ്ടയാക്കുക. ഇതാകട്ടെ ഭൂമിയെ തൊട്ടുളള നമ്മുടെ മഴക്കാല പ്രതിജ്ഞ. പ്രീതിലതാസദനം, പി.ഒ.മൊട്ടമ്മൽ, കണ്ണൂർ 670 331. 1895 ൽ പൂർത്തിയായ മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണ കരാറിൽ തിരുവിതാംകൂർ ഭരണാധി കാരിയായിരുന്ന വിശാഖം തിരുനാൾ രാമവർമ്മ ഒപ്പിടാൻ തയ്യറായില്ല. ബ്രിട്ടീഷുകാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി നയപരമായ ബലപ്രയോഗത്തിലൂടെയാണ് ഒപ്പിടുവിച്ചതു്. എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. കരാർ ഭാവിയിൽ നാടിനു ദോഷകരമാകുമെന്ന് വിശാഖം തിരുനാൾ മുൻകൂട്ടി കണ്ടിരുന്നു. പക്ഷേ ബ്രിട്ടീഷ് സമ്മർദ്ദം മൂലം കരാറിൽ അദ്ദേഹത്തിന് ഒപ്പ് വയ്ക്കാതിരിക്കാനായില്ല. 999 വർഷത്തെ ആ പാട്ടക്കരാറിന് ബ്രിട്ടീഷ് ഭരണം പോയതോടെ സാധുത നഷ്ടപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ഉടമസ്ഥാവകാശം കേരളത്തിന് സ്വന്തമായി മാറി. ഒടുവിൽ 1970 മേയ് 29നു മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കി അവർ പണി പറ്റിച്ചു,1954 മുതൽ മുൻകാല പ്രാബല്യത്തോടെ. ഓരോ 30 വർഷം കൂടുമ്പോഴും പാട്ടക്കരാർ പുതുക്കണമെന്ന വ്യവസ്ഥയും കരാറിൽ ചേർക്കപ്പെട്ടു. നിയമസഭയുടെ അംഗീകാരമില്ലാതെയായിരുന്നു ഇത്. 1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിൽ ഒപ്പുവച്ച പെരിയാർ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പാട്ടക്കരാർ അഥവാ Periyar lease deed അവിടെയും തമിഴ് നാട്, കാര്യങ്ങൾ മുൻകൂട്ടി കണ്ടു.അതായത് പുതിയ കരാറനുസരിച്ച് പാട്ടത്തുക ഏക്ക റിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോ വാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. ഇതാണ് നമുക്ക് കെണിയായത്. 2000 ൽ വീണ്ടും പുതുക്കേണ്ടിയിരുന്ന കരാർ തർക്കത്തെത്തുടർന്ന് പുതുക്കിയില്ലെങ്കിലും പഴയനിരക്കിൽ മുടങ്ങാതെ തമിഴ്നാട് പണം കേരളസർക്കാരിനടച്ചുവന്നു. 1970ലെ ഈ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻ കവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നത്. നമുക്കെവിടെയാണ് പിഴച്ചത് എന്തുകൊണ്ടാണ് അതീവഗുരുതരമായ ഈ വിഷയത്തിൽ കേരളം മൗനം തുടരുന്നത് തമിഴ് നാടുമായി ഫലപ്രദമായ ചർച്ച നടത്തി കാര്യങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തി ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാനും പുതിയ ഡാം നിർമ്മിക്കാനായി അവരെ വിശ്വാസത്തി ലെടുക്കാനും നമ്മുടെ ഭരണകർത്താക്കൾക്ക് കഴിയുന്നില്ല (വാൽ മുല്ലപ്പെരിയാർ സമരം കേരളത്തിൽ കത്തിനിന്ന സമയം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ തമിഴ് നാട്ടിൽ (തേനി, മധുര, രാമനാഥപുരം, ഡിണ്ടിഗല്‍ എന്നിവിടങ്ങളിൽ) വൻതോതിൽ ഭൂമി സ്വന്തമാക്കിയിട്ടുള്ള കേരളത്തിലെ നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും പേരുകൾ 3 ദിവസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് 2011 ൽ തമിഴ് നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ച അടവ് നയം ഫലം കണ്ടു. പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ജയലളിത പക്ഷേ ആരുടേയും പേരുകൾ പ്രഖ്യാപിച്ചില്ല. എന്തുകൊണ്ട് കാരണം വ്യക്തം, തോറ്റുപോയത് നമ്മൾ ജനങ്ങളാണ്). കുറ്റച്ചാർജിലെ ആരോപണങ്ങൾക്കുള്ള ഗോഡ്‌സെയുടെ മറുപടികൾ; നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി ഹസൻ അലി കൈവിട്ട ക്യാച്ചിൽ പാക്കിസ്ഥാന്റെ ഫൈനൽ സ്വപ്നം തകർന്നടിഞ്ഞു ! കാശ്മീരിൽ തീവ്രവാദികൾക്ക് ഒരിക്കൽക്കൂടി പിഴച്ചു ഉന്നം വച്ചത് കാശ്മീരി പണ്ഡിറ്റിനെ, കൊലപ്പെടുത്തിയത് നൃത്ത സംവിധാനത്തിലെ വിസ്മയം പൊലിഞ്ഞു… ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ‘അണ്ണാത്തെ’ കളക്ഷൻ 175 കോടി ! പാലാ നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു: ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര പാലാ: നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. 2012 ജനുവരി 12 മുതൽ പ്രവർത്തനം ആരംഭിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ, കോവിഡ് 19-ന്റെപശ്ചാത്തലത്തിൽ 2021 മാര്‍ച്ച്‌ മുതൽ പ്രവർത്തനം നിർത്തി വച്ചിരുന്നതാണ്. എന്നാൽ ഇത് മുഖാന്തരം പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഒക്ടോബർ നാലാം തീയതി കൂടിയ കൗൺസിൽ, റെയിൽവേ കൗണ്ടർ വീണ്ടും തുറക്കുന്നതിന് തീരുമാനിക്കുകയും, സതേൺ റെയിൽവേ റൈഡറുടെ അനുവാദത്തോടെ വീണ്ടും പ്രവർത്തന സജ്ജം ആക്കുകയുമാണ് […] പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ബിപിപി കുവൈറ്റ് – കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുവൈറ്റ് സിറ്റി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ പുനീത് രാജ്കുമാറിന്റെ (അപ്പു) ജീവിതത്തെയും പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്നതിനായി ഭാരതീയ പ്രവാസി പരിഷത്ത് (ബിപിപി കുവൈറ്റ് – കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന […] കുവൈത്ത്കെ എം സി സി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 7-ന് കുവൈത്ത് സിറ്റി: കുവൈത്ത്കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2022 ജനുവരി 7 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് മത്സരം. ഇന്ത്യ -കുവൈത്ത് നയതന്ത്ര വാർഷികത്തിന്റെ ആഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണ്ണമെന്റ് അഹമ്മദി ‘ഐസ്‍മാഷ് ബാഡ്‌മിന്റൺ’ കോർട്ടിലാണ് നടക്കുക. പ്രഫഷണൽ, ഇന്റർമീഡിയറ്റ്, ലോവർ, കെ എം സി സി ഇന്റെർണൽ എന്നീ കാറ്റഗറിയിലാണ് മത്സരം നടക്കുക. രജിസ്ട്രേഷന് 65023055, 94072055 […] രോഹിതാഷ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് സന്ദര്‍ശിച്ച് അമിത് ഷാ; ജവാന്‍മാര്‍ക്കുള്ള ക്ഷേമ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപനം; ഷായുടെ രാജസ്ഥാന്‍ സന്ദര്‍ശനം സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് ശക്തിപ്പെടുന്നതി ജയ്‌സാല്‍മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഔട്ട്‌പോസ്റ്റ് സന്ദർശിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയില്‍ ബിഎസ്എഫ് നടത്തുന്ന രാത്രികാല പട്രോളിംഗ് അമിത് ഷാ നിരീക്ഷിക്കും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി സിഎപിഎഫിലേക്ക് നീട്ടുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. “എല്ലാ സിഎപിഎഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക […] ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. തുടര്‍ന്ന്‌ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക …] കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കർണാടക, തമിഴ്‌നാട്, മിസോറം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്. കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഒരാള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി, മറ്റേയാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചുമതലയില്‍ നിന്നും മാറി നിന്നിരുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു മടങ്ങിവന്നതിനേപ്പറ്റി ‘മാതൃഭൂമി ന്യൂസ് ‘ വെള്ളിയാഴ്ച (ഡിസംബര്‍ 3, 2021) രാത്രി എട്ടു മണിക്കു നടത്തിയ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് കടന്നു ചെല്ലുന്നതായിരുന്നു. സൂഷ്മമായ നിരീക്ഷണത്തിലൂടെ എന്‍.എം […] കാഞ്ഞിരമറ്റം കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് നിര്യാതനായി കാഞ്ഞിരമറ്റം: കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് 72 നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ. ഭാര്യ: ലിസി വർഗീസ് പെരുമ്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മേരി, വിജിൽ വർഗീസ്. മരുമകൻ: ഷൈജു പൊല്ലയിൽ. കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി; കടുത്ത ചൂട് താങ്ങാനാകാതെ നിര്‍ജ്ജലീകരണം ബാധിച്ചാണ് മരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട് വടക്കന്‍ കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വടുത്ത വേനലിനെത്തുടര്‍ന്ന് ചൂട് 109 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചാണ് ദമ്പതികളും കുഞ്ഞും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45 ഭാര്യ എല്ലെന്‍ ചുങ് (31 അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്. സിയറ നാഷണല്‍ ഫോറസ്റ്റ് ഭാഗത്താണ് കുടുംഹം ഹൈക്കിംഗ് ട്രയല്‍ നടത്തിയത് …] 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ മരിച്ചു കെയ്‌റോ: 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന്‍ ആദം അല്‍ സെല്‍ദാറാണ് (53) മരിച്ചത്. അല്‍ സാര്‍ക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലാണ് അല്‍ മജീദ് ക്ലബ്ബ് ഗോള്‍ നേടിയത്. താരങ്ങള്‍ക്കൊപ്പം ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞുവീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്‌ മുംബൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് ഒടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി; ബോംബ് നീക്കം ചെയ്യാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടി ഡോക്ടര്‍മാര്‍; തീര്‍ത്തും അവിശ്വസനീയമായ സംഭവം ഇങ്ങനെ രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി. എന്നാല്‍ ബോംബ് കുടുങ്ങിയ വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനില്‍ താമസിക്കുന്ന ഒരാളുടെ മലാശയത്തിലാണ് ബോംബ് കുടുങ്ങിയത്. സൈന്യത്തില്‍ നിന്നുള്ളയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ബോംബ് നീക്കം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ ബോംബ് സ്‌ക്വാഡിന്റെ വരെ സഹായം തേടി. തീര്‍ത്തും അവിശ്വനീയമായ സംഭവം ഇങ്ങനെ… രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ ഇദ്ദേഹം തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ കാല്‍ […] പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുക്കിയ ജയദീപ് ആശാന് ഇപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി ജാമ്യമില്ലാ വകുപ്പില്‍ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ ‘കാവുകണ്ടം ജയാനാശാനെന്ന’ സ്വ കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്പിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ അടക്കം വെല്ലുവിളിച്ച ‘കാവുകണ്ടം ജയാനാശാനെ’ന്ന് സ്വയം പറഞ്ഞിരുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ സഹായം തേടിയാണ് നാട്ടുകാരെ സമീപിച്ചിരിക്കുന്നത്. ജോലിയില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനിടെ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ അറസ്റ്റു ഭയന്ന് ഒളിവിലാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്പര്‍ […] മുഹമ്മദ് റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്; എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ, പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ- ജയസൂര്യ റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ്… ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട് …] കടയ്ക്കാവൂർ പോക്സോ കേസില്‍ ഒടുവില്‍ അമ്മയ്ക്ക് നീതി; ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; അമ്മയെ കുറ്റവിമുക്തയാക്കി തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. 13കാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്. കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ […] ഓശാന സൊസൈറ്റിയുടെ മറവില്‍ നടന്നത് വന്‍ തട്ടിപ്പ് ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ 1974 മുതല്‍ 2009 വരെ വിദേശത്തുനിന്നും വാങ്ങിയെടുത കോട്ടയം: വിവിധ പദ്ധതികള്‍ സമര്‍പ്പിച്ച് ഓശാന സൊസൈറ്റിയുടെ കീഴിലുള്ള രണ്ടു സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്നും 1974 മുതല്‍ 2009 വരെ വാങ്ങിയെടുത്തത് കോടിക്കണക്കിന് രൂപ. ഈ തുകകള്‍ യഥാര്‍ത്ഥ ആവശ്യത്തിനായി ഉപയോഗിച്ചില്ലെന്നു മാത്രമല്ല, ധൂര്‍ത്തടിച്ചും വകമാറ്റി ചിലവഴിച്ചും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചും ദുരുപയോഗം ചെയ്തു. സിബിഐ നടത്തിയ അന്വേഷണത്തിലടക്കം ഈ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്തരിച്ച സഭാ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഓശാന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ […] ജയ്പൂർ: പുതിയ ഷർട്ടിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ട സ്ത്രീ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. തന്റെ ഇഷ്ടപ്രകാരം ഷർട്ട് തയ്പ്പിക്കാത്തതിനെ തുടർന്നാണ് യുവതി ഭർത്താവുമായി വഴക്കിട്ടത്. സംഭവദിവസം സ്ത്രീയുടെ ഭർത്താവ് ജോലിക്ക് പോകാനായി വീട്ടിൽ നിന്നും പതിവ് പോലെ ഇറങ്ങി. കുറച്ച് സമയത്തിനുശേഷം, യുവതി തൂങ്ങിമരിച്ചതായി യുവാവിന് വിവരം ലഭിച്ചു. ആർകെ പുരം സ്റ്റേഷൻ പരിധിയിലാണ് സംഭവം. അഞ്ജലി സുമൻ എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയായ ശുഭമിനോപ്പം രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിക്കുകയും ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാസ് എൻട്രിയ്‌ക്കായി ക്രെയിനിൽ കയറി വേദിയിൽ കയറുന്നത് തൊട്ടു മുൻപ് വധുവും ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന 25 വർഷം നിഴലായി കൂടെ നിന്നു; റിക്ഷക്കാരന് ഒരു കോടിയുടെ സ്വത്തുക്കൾ എഴുതി ആമസോൺ വഴി കടത്തിയത് 1 കോടി വില മതിക്കുന്ന കഞ്ചാവ് എക്സിക്യൂട്ടീവുകളെ ഉടുമ്പന്നൂര്‍ അക്ഷയ കേന്ദ്രത്തില്‍ ഇ-ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ക്യാംപ് നടത്തി പാലാ നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചു: ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര പാലാ: നഗരസഭ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനരാരംഭിച്ചതായി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര. 2012 ജനുവരി 12 മുതൽ പ്രവർത്തനം ആരംഭിച്ച റെയിൽവേ റിസർവേഷൻ കൗണ്ടർ, കോവിഡ് 19-ന്റെപശ്ചാത്തലത്തിൽ 2021 മാര്‍ച്ച്‌ മുതൽ പ്രവർത്തനം നിർത്തി വച്ചിരുന്നതാണ്. എന്നാൽ ഇത് മുഖാന്തരം പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഒക്ടോബർ നാലാം തീയതി കൂടിയ കൗൺസിൽ, റെയിൽവേ കൗണ്ടർ വീണ്ടും തുറക്കുന്നതിന് തീരുമാനിക്കുകയും, സതേൺ റെയിൽവേ റൈഡറുടെ അനുവാദത്തോടെ വീണ്ടും പ്രവർത്തന സജ്ജം ആക്കുകയുമാണ് […] പുനീത് രാജ്കുമാറിന്റെ സ്മരണയ്ക്കായി ബിപിപി കുവൈറ്റ് – കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുവൈറ്റ് സിറ്റി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ പുനീത് രാജ്കുമാറിന്റെ (അപ്പു) ജീവിതത്തെയും പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്നതിനായി ഭാരതീയ പ്രവാസി പരിഷത്ത് (ബിപിപി കുവൈറ്റ് – കർണാടക വിംഗും ബിഡികെ കുവൈറ്റും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന […] കുവൈത്ത്കെ എം സി സി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് ജനുവരി 7-ന് കുവൈത്ത് സിറ്റി: കുവൈത്ത്കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഖിലേന്ത്യാ ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2022 ജനുവരി 7 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് മത്സരം. ഇന്ത്യ -കുവൈത്ത് നയതന്ത്ര വാർഷികത്തിന്റെ ആഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി നടത്തുന്ന ടൂർണ്ണമെന്റ് അഹമ്മദി ‘ഐസ്‍മാഷ് ബാഡ്‌മിന്റൺ’ കോർട്ടിലാണ് നടക്കുക. പ്രഫഷണൽ, ഇന്റർമീഡിയറ്റ്, ലോവർ, കെ എം സി സി ഇന്റെർണൽ എന്നീ കാറ്റഗറിയിലാണ് മത്സരം നടക്കുക. രജിസ്ട്രേഷന് 65023055, 94072055 […] രോഹിതാഷ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് സന്ദര്‍ശിച്ച് അമിത് ഷാ; ജവാന്‍മാര്‍ക്കുള്ള ക്ഷേമ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപനം; ഷായുടെ രാജസ്ഥാന്‍ സന്ദര്‍ശനം സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് ശക്തിപ്പെടുന്നതി ജയ്‌സാല്‍മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഔട്ട്‌പോസ്റ്റ് സന്ദർശിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയില്‍ ബിഎസ്എഫ് നടത്തുന്ന രാത്രികാല പട്രോളിംഗ് അമിത് ഷാ നിരീക്ഷിക്കും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി സിഎപിഎഫിലേക്ക് നീട്ടുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. “എല്ലാ സിഎപിഎഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക […] ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയില്ല; കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. തുടര്‍ന്ന്‌ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക …] കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസർക്കാർ കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിനു പുറമേ ഒഡീഷ, കർണാടക, തമിഴ്‌നാട്, മിസോറം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിനുമാണ് കത്തയച്ചത്. കഴിഞ്ഞ മാസത്തെ കൊവിഡ് ബാധിതരില്‍ 55% വും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്രം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിര്‍ത്തണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഒരാള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യമന്ത്രി, മറ്റേയാള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചുമതലയില്‍ നിന്നും മാറി നിന്നിരുന്ന കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു മടങ്ങിവന്നതിനേപ്പറ്റി ‘മാതൃഭൂമി ന്യൂസ് ‘ വെള്ളിയാഴ്ച (ഡിസംബര്‍ 3, 2021) രാത്രി എട്ടു മണിക്കു നടത്തിയ ‘സൂപ്പര്‍ പ്രൈം ടൈം’ ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് കടന്നു ചെല്ലുന്നതായിരുന്നു. സൂഷ്മമായ നിരീക്ഷണത്തിലൂടെ എന്‍.എം […] കാഞ്ഞിരമറ്റം കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് നിര്യാതനായി കാഞ്ഞിരമറ്റം: കുലയറ്റിക്കര മേലോത്ത് എം.എം വർഗീസ് 72 നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ. ഭാര്യ: ലിസി വർഗീസ് പെരുമ്പളം പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: മേരി, വിജിൽ വർഗീസ്. മരുമകൻ: ഷൈജു പൊല്ലയിൽ. കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി; കടുത്ത ചൂട് താങ്ങാനാകാതെ നിര്‍ജ്ജലീകരണം ബാധിച്ചാണ് മരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട് വടക്കന്‍ കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വടുത്ത വേനലിനെത്തുടര്‍ന്ന് ചൂട് 109 ഡിഗ്രി വരെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചാണ് ദമ്പതികളും കുഞ്ഞും മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45 ഭാര്യ എല്ലെന്‍ ചുങ് (31 അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്. സിയറ നാഷണല്‍ ഫോറസ്റ്റ് ഭാഗത്താണ് കുടുംഹം ഹൈക്കിംഗ് ട്രയല്‍ നടത്തിയത് …] 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ മരിച്ചു കെയ്‌റോ: 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ പരിശീലകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഈജിപ്തിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ മജീദിന്റെ പരിശീലകന്‍ ആദം അല്‍ സെല്‍ദാറാണ് (53) മരിച്ചത്. അല്‍ സാര്‍ക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലാണ് അല്‍ മജീദ് ക്ലബ്ബ് ഗോള്‍ നേടിയത്. താരങ്ങള്‍ക്കൊപ്പം ടീം വിജയിച്ചത് ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞുവീഴുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്‌ മുംബൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് ഒടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി; ബോംബ് നീക്കം ചെയ്യാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടി ഡോക്ടര്‍മാര്‍; തീര്‍ത്തും അവിശ്വസനീയമായ സംഭവം ഇങ്ങനെ രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി. എന്നാല്‍ ബോംബ് കുടുങ്ങിയ വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനില്‍ താമസിക്കുന്ന ഒരാളുടെ മലാശയത്തിലാണ് ബോംബ് കുടുങ്ങിയത്. സൈന്യത്തില്‍ നിന്നുള്ളയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ബോംബ് നീക്കം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ ബോംബ് സ്‌ക്വാഡിന്റെ വരെ സഹായം തേടി. തീര്‍ത്തും അവിശ്വനീയമായ സംഭവം ഇങ്ങനെ… രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ ഇദ്ദേഹം തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ കാല്‍ […] പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുക്കിയ ജയദീപ് ആശാന് ഇപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി ജാമ്യമില്ലാ വകുപ്പില്‍ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ ‘കാവുകണ്ടം ജയാനാശാനെന്ന’ സ്വ കോട്ടയം: പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്പിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ അടക്കം വെല്ലുവിളിച്ച ‘കാവുകണ്ടം ജയാനാശാനെ’ന്ന് സ്വയം പറഞ്ഞിരുന്ന ജയദീപ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ സഹായം തേടിയാണ് നാട്ടുകാരെ സമീപിച്ചിരിക്കുന്നത്. ജോലിയില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനിടെ ഈരാറ്റുപേട്ട പോലീസ് എടുത്ത കേസില്‍ അറസ്റ്റു ഭയന്ന് ഒളിവിലാണെന്നും ജയദീപ് സെബാസ്റ്റ്യന്‍ പറയുന്നുണ്ട്. അക്കൗണ്ട് നമ്പര്‍ […] മുഹമ്മദ് റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്; എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ, പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ- ജയസൂര്യ റോഡുകളുടെ ശോചനീയ അവസ്ഥയില്‍ മഴയെ പഴിച്ചാല്‍ ചിറാപുഞ്ചിയില്‍ റോഡുകളേ ഉണ്ടാകില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. മനസ്സില്‍ തോന്നുന്നത് വേദിയില്‍ പറയട്ടേ എന്ന് മന്ത്രിയോട് ചോദിച്ച ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ജയസൂര്യ ഫേസ്ബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ്… ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട് …] കടയ്ക്കാവൂർ പോക്സോ കേസില്‍ ഒടുവില്‍ അമ്മയ്ക്ക് നീതി; ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; അമ്മയെ കുറ്റവിമുക്തയാക്കി തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. 13കാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്. കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പതിമൂന്നുകാരന്‍റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ […] ഓശാന സൊസൈറ്റിയുടെ മറവില്‍ നടന്നത് വന്‍ തട്ടിപ്പ് ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ 1974 മുതല്‍ 2009 വരെ വിദേശത്തുനിന്നും വാങ്ങിയെടുത കോട്ടയം: വിവിധ പദ്ധതികള്‍ സമര്‍പ്പിച്ച് ഓശാന സൊസൈറ്റിയുടെ കീഴിലുള്ള രണ്ടു സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്നും 1974 മുതല്‍ 2009 വരെ വാങ്ങിയെടുത്തത് കോടിക്കണക്കിന് രൂപ. ഈ തുകകള്‍ യഥാര്‍ത്ഥ ആവശ്യത്തിനായി ഉപയോഗിച്ചില്ലെന്നു മാത്രമല്ല, ധൂര്‍ത്തടിച്ചും വകമാറ്റി ചിലവഴിച്ചും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചും ദുരുപയോഗം ചെയ്തു. സിബിഐ നടത്തിയ അന്വേഷണത്തിലടക്കം ഈ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്തരിച്ച സഭാ വിമര്‍ശകന്‍ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഓശാന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ […] ലണ്ടൻ: തെക്കൻ ബ്രിട്ടീഷ് നഗരമായ ബ്രിസ്റ്റോളിലെ പതിനേഴാം നൂറ്റാണ്ടിലെ അടിമക്കച്ചവടക്കാരന്റെ പ്രതിമ “ബ്ലാക്ക് ലൈവ്സ് മേറ്റർ” പ്രതിഷേധക്കാർ ഞായറാഴ്ച വലിച്ചെറിഞ്ഞു. സോഷ്യൽ മീഡിയയിലെ ഫൂട്ടേജുകൾ, നഗരകേന്ദ്രത്തിൽ നടന്ന പ്രതിഷേധത്തിനിടെ പ്രകടനക്കാർ എഡ്വേർഡ് കോൾസ്റ്റണിന്റെ തറയിൽ നിന്ന് വലിച്ചുകീറി. പിന്നീടുള്ള ഒരു വീഡിയോയിൽ പ്രതിഷേധക്കാർ അവോൺ നദിയിലേക്ക് വലിച്ചെറിയുന്നത് കണ്ടു. റോയൽ ആഫ്രിക്കൻ കമ്പനിയിൽ ജോലി ചെയ്യുകയും പിന്നീട് ബ്രിസ്റ്റലിന്റെ ടോറി എംപിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത കോൾസ്റ്റണിന്റെ വെങ്കല പ്രതിമ 1895 മുതൽ നഗരമധ്യത്തിൽ നിന്നിരുന്നു, അദ്ദേഹം പരസ്യമായിരിക്കരുതെന്ന് പ്രചാരകർ വാദിച്ചതിനെത്തുടർന്ന് സമീപ വർഷങ്ങളിൽ വിവാദവിഷയമായിരുന്നു. നഗരം അംഗീകരിച്ചു. 71 കാരനായ പ്രൊട്ടസ്റ്റർ ജോൺ മക്അലിസ്റ്റർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു: “ഇയാൾ അടിമക്കച്ചവടക്കാരനായിരുന്നു. അദ്ദേഹം ബ്രിസ്റ്റലിനോട് മാന്യനായിരുന്നു, പക്ഷേ അത് അടിമത്തത്തിന്റെ പിന്നിലായിരുന്നു, അത് തീർത്തും നിന്ദ്യമാണ്. ഇത് ബ്രിസ്റ്റോളിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ” ബ്രിസ്റ്റോളിൽ നടന്ന ബ്ലാക്ക് ലൈവ്സ് പ്രകടനത്തിൽ പതിനായിരത്തോളം പേർ പങ്കെടുത്തതായും ഭൂരിപക്ഷം പേരും സമാധാനപരമായിട്ടാണെന്നും ലോക്കൽ പോലീസ് സൂപ്രണ്ട് ആൻഡി ബെന്നറ്റ് പറഞ്ഞു. എന്നിരുന്നാലും, “ബ്രിസ്റ്റോൾ ഹാർബർ‌സൈഡിന് സമീപം ഒരു പ്രതിമ വലിച്ചെറിയുന്നതിൽ ക്രിമിനൽ നാശനഷ്ടം വരുത്തിയ ഒരു ചെറിയ വിഭാഗം ആളുകൾ ഉണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇതിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ബെന്നറ്റ് പറഞ്ഞു. ലണ്ടൻ, മാഞ്ചസ്റ്റർ, കാർഡിഫ്, ലീസസ്റ്റർ, ഷെഫീൽഡ് എന്നിവയുൾപ്പെടെ ബ്രിട്ടീഷ് നഗരങ്ങളിൽ നടന്ന വംശീയ വിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ദിനത്തിൽ ഞായറാഴ്ച പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകൾ ലണ്ടനിൽ തടിച്ചുകൂടി, ഭൂരിഭാഗം പേരും മുഖംമൂടികളും പലരും കയ്യുറകളും ധരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. മധ്യ ലണ്ടനിലെ യുഎസ് എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധങ്ങളിലൊന്നിൽ, “നിശബ്ദത അക്രമമാണ്”, “നിറം കുറ്റകരമല്ല” എന്നീ മന്ത്രങ്ങൾക്കിടയിൽ പ്രതിഷേധക്കാർ ഒരു കാൽമുട്ടിന് താഴേക്ക് വീഴുകയും മുഷ്ടി ഉയർത്തുകയും ചെയ്തു. മറ്റ് പ്രകടനങ്ങളിൽ, ചില പ്രതിഷേധക്കാർ കൊറോണ വൈറസിനെ പരാമർശിക്കുന്ന അടയാളങ്ങൾ കണ്ടു, അതിൽ ഒന്ന് ഉൾപ്പെടുന്നു: “COVID-19 നേക്കാൾ വലിയ ഒരു വൈറസ് ഉണ്ട്, അതിനെ വർഗ്ഗീയത എന്ന് വിളിക്കുന്നു.” “നീതിയില്ല, സമാധാനമില്ല”, “കറുത്ത ജീവിതത്തിന്റെ കാര്യം” എന്ന് ആക്രോശിക്കുന്നതിനുമുമ്പ് പ്രതിഷേധക്കാർ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു. നിരായുധനായ ആഫ്രിക്കൻ അമേരിക്കക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ പോലീസ് കൊലപ്പെടുത്തിയതിലൂടെ ലോകമെമ്പാടുമുള്ള വലിയ പ്രകടനങ്ങളുടെ ഭാഗമായിരുന്നു ബ്രിട്ടനിലെ പ്രതിഷേധം. 46 കാരനായ ഫ്ലോയ്ഡ് മെയ് 25 ന് യുഎസ് നഗരമായ മിനിയാപൊലിസിൽ ഒൻപത് മിനിറ്റോളം കഴുത്തിൽ മുട്ടുകുത്തിയതിനെ തുടർന്ന് മരിച്ചു. കൈകോർത്ത് താഴേക്ക് അഭിമുഖീകരിക്കുകയും ശ്വസിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. നമ്പർ 561 സോങ്‌ഷാൻ ഈസ്റ്റ് റോഡ്, ചാങ്‌ജാൻ ഡിസ്ട്രിക്റ്റ്. Z ഷിജിയാഹുവാങ് സിറ്റി ഹെബി പ്രവിശ്യ , ചൈന ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്. 1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്. അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത് ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ? അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല. കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും. ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും. 1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്. രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്. 2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്. മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ? സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍. ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് എന്തോന്നാണ് ഇത്ര വാദിക്കാന്‍ ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ. പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ. ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം. കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ ! ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക. പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ? ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല. ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്. വാല്‍ക്കഷണം പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മദ്ധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു. ← കോപ്പിയടി സാങ്കല്‍പ്പിക രേഖയിലേക്കൊരു യാത്ര → കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ ! ഇടുക്കി ഡാം തകർന്നാൽ പ്രളയജലത്തിന്റെ ഭൂരിഭാഗവും പെരിയാർ വഴിയായിരിക്കും സഞ്ചരിക്കുക. ഏറ്റവും കൂടുതൽ ജലദുരന്തം സംഭവിക്കാൻ പോകുന്നതു പെരിയാറിന്റെ കൈവഴികളിലായിരിക്കും. എത്രത്തോളം ഭയാനകമായ ദുരന്തഭീക്ഷണിയാണു നമ്മൾ നേരിടുന്നതെന്നു ഓർക്കുമ്പോൾ തന്നെ രക്തം തണുത്തുറയുന്നു. മനോജെട്ടൻ പറഞ്ഞതു പോലെ, ഇനി നമ്മളെ രക്ഷിക്കാൻ സർവ്വേശ്വരനു മാത്രമേ സാധിക്കൂ. പ്രാർത്ഥിക്കാം നമുക്കൊന്നായി ഈ 40 ലക്ഷം വരുന്ന ജനങ്ങൾക്കു വേണ്ടി.. വേറെ ആരും നമ്മളെ രക്ഷിക്കാൻ ഉണ്ടാകില്ല ഈ കാര്യത്തിൽ.. കോടതികളും, രാഷ്ട്രീയക്കാരും വെറും നോക്കുകുത്തികൾ മാത്രമാണീ വിഷയത്തിൽ.. പ്രളയത്തിനു ശേഷം ജീവനുണ്ടെങ്കിൽ രാഷ്ട്രിയക്കാരെ വല്ലതിനേം കൈയ്യിൽ കിട്ടിയാൽ..ജയൻ പറയുന്ന മാതിരി എന്തിനാണ് കേസ്, ഇവിടെയൊരു പ്രശ്നം തന്നെയില്ല എന്നതാണ് വാസ്തവം. തമിഴ്നാടിന് വെള്ളം വേണം, അത് നല്‍കില്ല എന്നൊന്നുമല്ലല്ലോ കേരളം പറയുന്നത്. ഡാം പുതിയതൊന്ന് നിര്‍മ്മിക്കണം. 50 വര്‍ഷം ആയുസ്സു കല്പിച്ചിട്ടുള്ള ഡാം 100 വര്‍ഷത്തിനു മുകളിലായി എന്നതു മാത്രം പോരേ അങ്ങിനെയൊരു തീരുമാനമെടുക്കുവാന്‍? കേരളീയര്‍, തമിഴന്മാര്‍ എന്നൊക്കെയുള്ളതു മാറ്റിവെച്ച് ഭാരതീയര്‍ എന്ന നിലയിലൊന്ന് ഇരുസംസ്ഥാനങ്ങളിലും ഉള്ളവര്‍ ചിന്തിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ. ആ 2012 ഒന്നു ഫ്രീയായി ഇവരെയൊക്കെ ഒന്നു കാണിച്ചാലോ? പക്ഷേ ഒരു പ്രതീക്ഷയും വേണ്ട. വേനലില്‍ ചര്‍ച്ചയും വര്‍ഷത്തില്‍ വിഴുപ്പലക്കുമായി ഇനിയും ഇതു മുന്നോട്ടു പോകും… നിസ്സഹായരായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട് കാത്തിരിക്കുന്ന ഒരു ജനത അതിലൊരുവളായി ഇവിടെ ഞാനും ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങള്‍ രാഷ്ട്രീയക്കാരെ പറ്റി വെറുതെ കാണാ പുണാ വര്‍ത്താനം പറയരുത്….. നിങ്ങളീ പറയുന്ന ഡാം പൊട്ടിയാല്‍ ഞങ്ങള്‍ക്കൊരു മൈ…മൈ …അല്ലെങ്കില്‍ അത് വേണ്ട,ഒരു മാങ്ങാതൊലിയും സംഭവിക്കാന്‍ പോന്നില്ലാ….ഞങ്ങളേ കൂട്ടത്തോടെ അങ്ങ് തിരോന്തരത്ത്‌ സെക്രട്ടേരിയേട്ടില്‍ വെടിയും പറഞ്ഞിരിക്കും…..ഈ പറഞ്ഞ വെള്ളമൊന്നും ഏതായാലും അവിടെയെത്തില്ലല്ലോ…അല്ലാ പിന്നേ… അതിഭീകരമായ ഒരു സത്യം മറവില്ലാതെ തുറന്നു കാണിച്ചതിന്റെ നടുക്കം മാറാതെ തന്നെ ഒരു ചെറിയ കാര്യം …………… ഈ പോസ്റ്റ് ആരെങ്കിലും മാധ്യമങ്ങളുടേ [ദ്രിശ്യ മധ്യമങ്ങളുള്‍ പ്പടെ] ശ്രദ്ധയില്‍ പെടുത്തിയാല്‍ നന്നായേനെ…………….. നിന്നും ദൈവത്തിലേക്കു തന്നെ രക്ഷ തേടാം.. മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്ന വേളയിലാണ്‌ ഈ പോസ്റ്റ്‌.ഏറെ വിവരങ്ങള്‍ പറഞ്ഞതിന്‌ ഏറെ നന്ദി.ഞാന്‍ മൂവാറ്റുപുഴയാറിന്റെ തീരത്താണ്‌ താമസിക്കുന്നത്‌.മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം ഇടുക്കി ഡാമിലെത്തും..ഇടുക്കിയ്ക്ക്‌ എത്ര വെള്ളം തടഞ്ഞു നിര്‍ത്താനാകുമെന്നതിനെ ആശ്രയിച്ചിരിക്കും പിന്നെ ആയിരക്കണക്കിനു ജനങ്ങളുടെ ഭാവി.വണ്ടിപ്പെരിയാര്‍, ചപ്പാത്ത്‌ ഭാഗങ്ങളീലുള്ള ജനങ്ങള്‍ ഈ സമയത്ത്‌ തീ തിന്നാണ്‌ ജീവിക്കുന്നത്‌.എന്താണ്‌ ഇതിനൊരു പ്രതിവിധി?സമയോചിതമായ പോസ്റ്റ്‌…….. അവിടെ പുതിയൊരു ഡാം പണിയണം. അതുതന്നെ മാര്‍ഗ്ഗം. പക്ഷെ അതിനും കേസും കൂട്ടവുമൊക്കെ ആയിരുന്നല്ലോ ഇതുവരെ. ഇപ്പോള്‍ സര്‍വ്വേ തുടങ്ങിയിട്ടുണ്ട്. അത് തീരാന്‍ 2 മാസം എടുക്കും. പിന്നെ ചുവപ്പ് നാടയിലൊക്കെ എത്രനാള്‍ കുടുങ്ങിക്കിടക്കുമോ ആവോ അത്രയും കാലം കൂടെ ഡാം പൊട്ടാതെ നിന്നാല്‍ രക്ഷപ്പെട്ടു. പരിമിതമായ സാങ്കേതിക വിദ്യകളൊക്കെ വെച്ച് കാടിനോടും കാട്ടുമൃഗങ്ങളോടുമൊക്കെ പടവെട്ടി 10 കൊല്ലം കൊണ്ട് ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന സ്വന്തം തറവാട്ട് സ്വത്ത് ഉപയോഗിച്ചാണ് ബെന്നി ക്വിക്ക് ഈ അണക്കെട്ട് കെട്ടി ഉയര്‍ത്തിയത്. ഇന്ന് അതേ സ്ഥാനത്ത് നല്ല രീതിയില്‍ പുതിയൊരു ഡാം ഉണ്ടാക്കാന്‍ 2കൊല്ലം മതിയാകും. അതിനുള്ള കാര്യങ്ങളാണ് 2 സംസ്ഥാനങ്ങളും കൂടിയാലോചിച്ച് ചെയ്യേണ്ടത്. അത്രയും കാലം ഈ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ് നാട്ടിലെ ജില്ലകള്‍ക്ക് വേണ്ടിയുള്ള ആള്‍ട്ടര്‍നേറ്റ് മാര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും കണ്ടുപിടിക്കണം. അതൊക്കെ നടക്കും. 100 കൊല്ലം മുന്നുള്ള അവസ്ഥയല്ലല്ലോ ഇന്നുള്ളത്. അതിനുപകരം കേസും കൂട്ടവുമായി നടക്കുന്നതില്‍ ഒരു കാര്യവുമില്ല. തമാശയായിട്ടാണെങ്കിലും മുജീബ് കോറോത്ത് പറഞ്ഞതില്‍ കാര്യമുണ്ട്. തലസ്ഥാനനഗരിയില്‍ സക്രട്ടറിയേറ്റിന്റെ പരിസരത്തെങ്ങാനുമായിരുന്നു ഈ ഡാമെങ്കില്‍ വളരെ പണ്ടേ തന്നെ ഇതിനൊരു തീര്‍പ്പുണ്ടായേനേ. ഇതിപ്പോള്‍ അതിനകത്ത് ഇരിക്കുന്നവര്‍ക്ക് അപകടം ഒന്നും ഇല്ലല്ലോ അതോണ്ടാണ് ഈ അലംഭാവം. മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടു തന്നെ പറയട്ടെ, എന്തു പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്താലും രാഷ്ട്രീയക്കാരെ കണ്ണുമടച്ച് കുറ്റം പറയുന്നത് ശരിയല്ല. സമൂഹത്തിലെ എല്ലാ മേഖലയിലുമെന്ന പൊലെ രാഷ്ട്രീയത്തിലും കള്ളന്മാര്‍ കണ്ടേക്കാം എന്നാല്‍ അതുകൊണ്ട് കാടടച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്ത്തിച്ച ഒരു ജല വിഭവ് വകുപ്പ് മന്ത്രിയും സര്‍ക്കാരുമാണ് നമുക്കിപ്പോഴുള്ളത്. അത് കൊണ്ടു തന്നെയാണ് ഒരു ഘട്ടത്തില്‍ തികച്ചും തമിഴ് നാടിന് അനുകൂലമായിരുന്ന കേസ് ഇപ്പോള്‍ കേരളത്തിന്റെ ഭാഗത്തേക്ക് ചാഞ്ഞത്. പുതിയ ഡാമിനായുള്ള സര്വ്വേ അനുമതി നേടിയെടുക്കാന്‍ കേന്ദ്രത്തിലെ മന്ത്രിമാരുടേയും സഹായം ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ സമരസമിതി നേതാവ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞതും എക്കാര്യത്തില്‍ മന്ത്രി എടുത്തിരിക്കുന്ന നടപടികള്‍ തികച്ചും സ്വാഗതാര്ഹമാണെന്നാണ്. വെള്ളം പോലെയൊരു വിഷയം അതും നിയമത്തിന്റെ നൂലാമാലയില്‍ പെട്ടു കിടക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഈ വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപേടാവുന്നതില്‍ പരിമിതിയുണ്ട്. അല്ലാതെ തിരുവനന്തപുരത്തായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രശ്നം തീര്ന്നേനേ എന്നൊക്കെ കാണുന്നത് കുറച്ചു കടുപ്പമാണ്. ഈ വിഷയത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് സുപ്രീം കോടതി ഇത് എത്രയും വേഗം തീര്‍പ്പാക്കണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തിരഞ്ഞെടുത്ത് നിയമസഭയിലേക്കും പാര്‍ലിമെന്റിലേക്കും അയക്കുന്നവരെയേ ഈ വിഷയത്തില്‍ എനിക്ക് പഴി പറയാനാകൂ. അല്ലാതെ വേറാരെ പറയും/പറയണം 25 കൊല്ലം മുന്നേയെങ്കിലും തീര്‍ക്കേണ്ട പ്രശ്നമായിരുന്നു ഇത്. ഇതുവരെ ഭരിച്ചവര്‍ എല്ലാവരും എന്റെ നോട്ടത്തില്‍ കുറ്റക്കാരാണ്‍. അതുകൊണ്ടുതന്നെ അവരൊക്കെ അടങ്ങുന്ന രാഷ്ട്രീയക്കാര്‍ എന്ന വര്‍ഗ്ഗത്തെ അടച്ചുതന്നെ ചീത്തവിളിക്കാതിരിക്കാന്‍ എനിക്കാവില്ല. കൂട്ടത്തില്‍ പരമോന്നത ന്യായപീഠത്തേയും ഞാന്‍ പഴിചാരുന്നുണ്ട്. ഇങ്ങനെ നീട്ടിവലിച്ച് കൊണ്ടുപോകേണ്ട ഒരു കേസല്ല ഇത്. തമ്മില്‍ ഭേദം നിലവിലുള്ള മന്ത്രിയോ (സര്‍ക്കാരോ) ആയിരിക്കാം. പക്ഷെ ഇതൊന്ന് പൊട്ടിയാല്‍ അദ്ദേഹം എന്തൊക്കെ ചെയ്തെന്ന് പറഞ്ഞിട്ടും കാര്യമില്ല. എല്ലാം കൈവിട്ട് പോകും. ഞാന്‍ എന്തിനും ഏതിനും രാഷ്ടീയക്കാരനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ ഈ വിഷയത്തില്‍ പറയാതിരിക്കാനും എനിക്കാവില്ല. എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി രജ്ഞിത്ത് മല്ലപ്പെരിയാർ വിവാദം കേട്ടുകേട്ടു രക്തം തിളച്ചുനട നിരക്ഷരനോട്‌ എനിക്കു അൽപം അസൂയയും ഉണ്ട്‌ കാരണം ഞനും ഈവിഷയത്തെക്കുറിച്ചു ഒരു പൊസ്റ്റ്‌ ൽ ”ദേവി”,4-11-2009-ൽ നടൻ ”ചോ”യുടെ ”തുഗ്ലക്ക്‌” 1980ന്‌ ശേഷം കേരളത്തിൽ ജലക്ഷാമം നേരിടുകയാണെ വിപ്ലവം ഉണ്ടായിട്ടുള്ളതായി ചരിത്രം നന്നളെ ഓർ അതുപോലുള്ള ഓരു പ്രശനമാണ്‌ തമിഴക കർഷ്ക ഇതു മലയാളിക്കും ,കേരളത്തിനും, ഉള്ള ഒരു വെക്തമായ ഒന്ന് ഉറപ്പാണ്‌ കേരളതിലെ മുഴുവൻ ജനങ്ങളും മുല്ല പ്പെരിയാറി ഒലിച്ചു പോയാലും കേന്ദ്രത്തിൽ ഒരു പ്രശ്‌ നവും ഇല്ല,പക്ഷേ..തമിഴ്നാട്‌ എന്നൊരു സംസ്ഥാനം ഇല്ലാ എങ്കിൽ കേന്ദ്രത്തിൽ ആരും ഭരിക്കില്ല ,നമ്മുടെ രാഷ്ട്രീയക്കാർ പറയുന്നതൊന്നും കേന്ദ്രം അംഗീകരിക്കില്ല, ജനുവരി-19ന്‌ മുല്ലപ്പെരിയാർ കേസ്സ്‌ വീണ്ടും വിചാര ജനക്കീയ പ്രക്ഷോഭം മാത്രമാണു ഇതിനു ഒരുവഴി രെ എഴുതുക ,മനോജ്‌ ചേട്ടാ ഈപൊസ്റ്റ്‌ ഇംഗ്ലീഷിൽ ഞങ്ങള്‍ക്കൊന്നും പറ്റില്ലാല്ലോ ഞങ്ങള്‍ കുട്ടനാട്ടുകാരും, നോഹയുടെ ആളുകളുമാണ്. പോരാഞ്ഞിട്ട് ആലപ്പുഴ പങ്കജ് ടാല്കീസ്സില്‍ “ഇയര്‍ 2012 ” കളിക്കുന്നുമുണ്ട്. ഞങ്ങള്‍ ആലിലയില്‍ തുഴഞ്ഞു നടക്കും. ഹ ഹ ഹ. മുല്ലപ്പെരിയാർ ഉണർത്തുന്ന ആശങ്കകളെക്കുറിച്ച് ഒരുപാട് പേർ എഴുതിയിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ലേഖനങ്ങൾ വന്നുകൊണ്ടെയിരിക്കും. പക്ഷേ ഇതുകൊണ്ടൊന്നും ഉണരേണ്ടവർ ഉണരുമെന്ന് ഇനിയും പ്രതീക്ഷിക്കുക വയ്യ. ഇനിയിപ്പോൾ മഴ കുറഞ്ഞസ്ഥിതിക്ക് അടുത്ത മഴക്കാലം വരെ ഇതിനെപ്പറ്റി ആലോചിക്കേണ്ട കാര്യം പോലുമില്ലല്ലോ പിന്നെ, കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഉത്തരവാദിത്വങ്ങളെല്ലാം ദൈവത്തിന് മാത്രമുള്ളതാണല്ലോ….അല്ല, ഒന്നാലോചിച്ചുനോക്കിയാൽ മുല്ലപ്പെരിയാർ ഇന്ന്, ഈ നിമിഷം വരെ പൊട്ടാതെ നിറുത്തിയിരിക്കുന്നതും അങ്ങേരു തന്നെ.. പുതിയൊരു അണക്കെട്ട് പണിയുന്ന കാര്യത്തിന് എന്നെങ്കിലും തീരുമാനമുണ്ടായാൽ തന്നെ, കേരളത്തിലെ നിർമ്മാ‍ണമേഖലയിലെ ഇതുവരെയുള്ള പാരമ്പര്യം വച്ചുനോക്കിയാൽ ചുരുങ്ങിയത് 25 കൊല്ലമെങ്കിലും എടുക്കില്ലേ പണി പൂർത്തിയാവാൻ അതുകൊണ്ട്, കേരളം തന്റെ സ്വന്തം നാടല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവം ലക്ഷക്കണക്കിന് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ജലസമാധി വിധിക്കുന്ന ആ ദിവസത്തിനായി നമുക്ക് ഭീതിയോടെ കാത്തിരിക്കാം… ചേട്ടാ എത്രയും പെട്ടെന്ന് ഇത് ഇംഗ്ലീഷില്‍ ആക്കി ഈ പോസ്റ്റില്‍ തന്നെ ലിങ്ക് ഇടണേ… മറക്കരുത്… എന്നാല്‍ കഴിയുന്നത്ര ഞാന്‍ ആ ലേഖനം പ്രൊമോട്ട് ചെയ്യും. ഇവിടെ കമന്റ്‌ ഇട്ടവരും അല്ലാത്തവരും എല്ലാവരും ചെയ്യും. ദിവസം മിനിമം 100 പേരെങ്കിലും അത് വായിക്കാനുള്ള വകുപ്പ് എന്റെ കയ്യില്‍ ഉണ്ട് മലയാളികള്‍ അല്ല.) ബിന്ദു കെ.പി. പറഞ്ഞതുപോലെ പലരും ഇതേ വിഷയം ഇതിനകം എഴുതിക്കഴിഞ്ഞു. എല്ലാവരും ഇതേ വിഷയം എഴുതണമെന്നാണ് എനിക്ക് തോന്നുന്നത്. ‍ ബൂലോകത്ത് ഒരു മുല്ല്ലപ്പെരിയാര്‍ മൂവ്മെന്റ് നടത്തുന്നതിന്റെപ്പറ്റിയും ആലോചിക്കാവുന്നതാണ്. ‘സേവ് കേരള, സോള്‍വ് മുല്ലപ്പെരിയാര്‍ ഡാം ഇഷ്യൂ ഇമീഡിയറ്റ്‌ലി‘ എന്നോ മറ്റോ നല്ലൊരു ലോഗോ ഡിസൈന്‍ ചെയ്ത് എല്ലാവര്‍ക്കും അത് അവരവരുടെ ബ്ലോഗുകളില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ബൂലോകം ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നു എന്ന് കാണിക്കാനെങ്കിലും അത് ഉപകരിക്കും. ആരെങ്കിലും ലോഗോ ഉണ്ടാക്കാന്‍ ശ്രമിക്കൂ. നമുക്കത് പ്രദര്‍ശിപ്പിക്കാം. @ പി.പഠിഷു, തെക്കുവടക്കന്‍ – ഇതിനെ തര്‍ജ്ജിമ ചെയ്യാന്‍ പറ്റുമോന്ന് ചിലരോട് ചോദിച്ച് നോക്കട്ടെ. @ തെക്കുവടക്കന്‍ – വിശദമായ അഭിപ്രായത്തിനും തമിഴ്‌നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രചരണങ്ങള്‍ പങ്കുവെച്ചതിനും വളരെ നന്ദി:) മുല്ലപ്പെരിയാര്‍ പൊട്ടിയാലെന്തുണ്ടാകും എന്ന എന്റെ ആശങ്കകളും വ്യാകുലതകളും വായിച്ച് അഭിപ്രായവും നിര്‍ദ്ദേശവുമൊക്കെ തന്ന എല്ലാവര്‍ക്കും വളരെ വളരെ നന്ദി. മനോജ് ചേട്ടാ നന്നായി മുല്ലപെരിയാർ വിഷയത്തിൽ ഒരു മുവ്മെന്റ് ആവശ്യം തന്നെയാണ്‌.പിന്നെ നമ്മുടെ മന്ത്രി പ്രേമചന്ദ്രൻ ഈ കാര്യത്തിൽ മുൻ‌കാമികളേക്കാൾ നല്ല രീതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തോന്നുന്നു.രണ്ട് കൂ‍ട്ടരും ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് പുതിയ ഡാം നിർമ്മിക്കുകയാണ് ഇതിനൊരു പോംവഴി.പക്ഷെ അതു എത്രമാത്രം വിജയിക്കും എന്നൊരു സംശയം ഉണ്ട്.കാരണം ഈ തമിഴന്മാരെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ വലിയപാടാണ്.വെട്ടൊന്ന് മുറിരണ്ട്,താൻ പിടിച്ച മുയലിന് രണ്ട് കൊമ്പ് തുടങ്ങിയ പോളസിയാണ് ഇവരുടേത്.എന്റെ കൂടെ രണ്ട് തമിഴന്മാർ ജോലി ചെയുന്നുണ്ട്.ഈ വിഷയത്തിൽ ഞങ്ങൾ തമ്മിൽ സംവാദങ്ങളും നടക്കാറുണ്ട്.പക്ഷെ മുല്ലപെരിയാർ ഡാം പൊട്ടില്ലന്നുള്ള വാദഗതിയിൽ അവർ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.നല്ല പഠിപ്പും വിവരവും ഉള്ളവരാണ്…ഈ കാര്യത്തിൽ മാത്രം വളരെ വൈകാരികമായിട്ടാണ് അവർ സംസാരിക്കുന്നത്.മുല്ലപെരിയാർ തകർന്നാൽ ആദ്യം തകർക്കണ്ടത് നമ്മുടെ കോടതികളാണ്.പൊതുജനങ്ങൾക്ക് ഉപകരിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ എന്തിന്?? മുല്ലപെരിയാറിന്റെ ചരിത്രം നല്കിയതിന് നന്ദി നമ്മുക്ക് പ്രർത്ഥിക്കാം..കോടതികൾക്കും ജനപ്രധിനിധികൾക്കും സർവ്വോപരി നമ്മുടെ അയൽക്കാർക്കും നല്ല ബുദ്ധികൊടുക്കാൻ..ദൈവം അവന്റെ സ്വന്തം നാടിനെ രക്ഷിക്കട്ടെ ഈ പോസ്റ്റ് ഇംഗ്ലീഷിലേക്ക് മാറ്റുന്നുണ്ടെങ്കിൽ അതിന്റെ ഒരു ലിങ്ക് അയച്ചു തരാൻ മറക്കരുത്.. നിരക്ഷരൻ കൊളുത്തിയ ഈ അഗ്നി ഒരിക്കലും ഒരു ദേശീയ ദുരന്തം ഒഴിവാക്കൻ നമുക്ക്‌ കൂട്ടായി ണ്ടി ശക്തമായി പൊസ്റ്റ്റ്റുകൾ ഇടുക, ലോകം അറിയട്ടെ മലയാളിയുടെ വികാരം, മലയാളി മുല്ലപ്പെരിയാറിനേക്കുറിച്ച്‌ കൂടുതൽ ബോധവാന്മാരാകേണ്ടിയിരിക്കുന്നു വളരെ പഠിച്ച് എഴുതിയ പോസ്റ്റിന് അഭിനന്ദനങ്ങള്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും എന്ന് കരുതുന്നത് ശരിയല്ല. തമിഴ്നാട്ടിലെ രാഷ്ട്രീയം അറിയാമല്ലോ, വെറും സങ്കുചിത പ്രാദേശിക വികാരങ്ങള്‍ മാത്രം മുദ്രവാക്യമാക്കി വോട്ടു തിന്നു ജീവിക്കുന്ന ചില പ്രാദേശിക കക്ഷികളാണ് അവിടെയുള്ളത്. തമിഴനെന്ന് കേട്ടാല്‍ തിളക്കുന്ന ചോരയുമായി തമിഴ് മക്കളും. ഇതാണ് കാര്യങ്ങള്‍ ഏറ്റവും സങ്കീര്‍ണ്ണമാക്കുന്നത്. ഒരു ദേശീയ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടികള്‍ക്കും സ്വാധീനമില്ല എന്നുള്ളതിനേക്കാള്‍ കേന്ദ്ര ഭരണം കൈവശം വക്കാന്‍ ഈ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടിയേ തീരൂ, ആരു ഭരിച്ചാലും. ഫലത്തില്‍ കേരളത്തിന് അനുകൂലമായി ഒരു തീരുമാനം, അത ഭരണപരമായോ, രാഷ്ട്രീയമായോ ഉണ്ടാവാനിടയില്ല. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം എല്ലാര്‍ രാഷ്ട്രീയപ്പാര്‍ട്ടികളേയും ഒന്നടങ്കം വരിഞ്ഞ് കെട്ടി ഒരു സമഗ്ര പ്രക്ഷോഭത്തിലേക്ക് പോയാലെ എന്തെങ്കിലും നടക്കൂ പക്ഷെ ഇതു കേരളമല്ലെ, അതൊരിക്കലും സംഭവിക്കാനും പോകുന്നില്ല. ഇതു വരെ വന്ന ജലവിഭവ മന്ത്രിമാരില്‍ ഏറ്റവും പ്രശംസയര്‍ഹിക്കുന്ന വ്യക്തിയാണ് ഇപ്പോഴത്തെ മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍. വളരെ വിശദമായെ അദ്ദേഹം ഈ വിഷയം പഠിച്ചതിന്റെ ഗുണം കൂടിയാണ് ഇന്ന് കേരളത്തിന് കിട്ടിയ മേല്‍ക്കൈ. തമിഴ്നാട്ടിലും ഇതുപോലെ തലക്കകത്ത് വെളിച്ചം ഉള്ള വല്ലവനും വന്നാല്‍ കേരളം രക്ഷപ്പെടും, അല്ലെങ്കില്‍ കട്ടപ്പൊഹ തന്നെ. മുല്ല്ലപ്പെരിയാ‍ാർ..മുല്ലപ്പെരിയാർ എന്ന് മസിലുപിടിച്ച്ച്ച് പ്രസംഗിച്ച്ച്ച് അധികാരത്തിൽ വന്നവർ എന്തുചെയ്തു? മറിച്ച് തമിഴ്നാട് ആയിരുന്നു ഈ പ്രശനം നേരിട്ടിരുന്നതെങ്കിലോ അവിടെ പുരട്ചിതലൈവിയും കലൈഞ്ജറും മാരനും ഒക്കെ ഒന്നിച്ച്ച്ച്നിന്നുകാര്യംനേടിയേനെ. പറയൂ ഏകദേശം എത്രലക്ഷം ആളൂകൾ മരീച്ച്ച്ചു? ശ്രീ സുകേഷ് ഏകദേശം അറുപത്റ്റ് ലക്ഷം ആളൂകൾ മരിച്ച്ച്ചിട്ടുണ്ടാകാം എന്നാണ് കാരുതുന്നത്….. ദുരന്തം ഊണ്ടായാൽ ഇത്തരം ചർച്ച്ച്ചകൾ മാധ്യമങൾ ആഘോഷമായി സംഘടിപ്പിക്കും അന്ന് ഈ ചർച്ച്ച്ചയിൽ രാഷ്ടീയ സാംസ്കാരിക പന്നികൾ അതെ പന്നികൾ വന്ന് പരസ്പരമ്പഴ്ശിചാരുർകയും ചെയ്യും… അനിഗ്നെ ഒരൂ ദുരന്തം ഉണ്ടാകാതിരിക്കട്ടെ… തികച്ച്ച്ചും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്റ്റീയ സംവിധാനത്തിൽ ദുരന്തങൾ പോലും രാഷ്റ്റീയ മുതലെടുപ്പിനുള്ള സാധയ്തകൾ തിരയും. എന്തുപറ്റി തേക്കടി ദുരന്തത്തിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടോ? ഉള്ളിലായത് ആ ദിവസക്കൂലിക്കാരൻ എന്നാൽ ഇത് മറ്റേതെങ്കിലും വിദേശരാജ്യത്താ‍യിരുന്നെങ്കിലോ? ഒരു കാറിടീച്ചാൽ ഓടിച്ചവനെ സ്പോട്ടിൽ പിടിച്ചിടും എന്നിട്ട് അന്വേഷണം കഴിഞേ വിടൂ..നാട്ടിലോ രാഷ്ടീയ ഉദ്യോഗ്സ്ഥ തമ്മ്പുരാക്കന്മാർക്ക് ഒരു പോറൽ പോലും പറ്റില്ല. കെടിഡിസി ചെയർമാൻ ആയി പദ്മജയയിരുന്നേൽ ഒരു പക്ഷെ സമരതൊഴിലാളീകള്ള് ഉറഞുതുള്ളിയേനെ… കരാറിന്റെ ഡീറ്റെയിൽ കൊള്ളാം സർദാർജി കഥപോ‍ാലെ. ശരത് കുമാര്‍ പറയുന്നത് മന്ത്രി പ്രേമചന്ദ്രനുമായി അദ്ദേഹത്തിന് നല്ല സുഹൃദ്ബന്ധമാണെന്നാണ്. ആ സൌഹൃദം ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള വഴി തെളിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തി കോടതിക്ക് പുറത്ത് തന്നെ ഈ വിഷയം പരിഹരിക്കപ്പെടാന്‍ കഴിഞ്ഞാല്‍ നല്ല കാര്യമല്ലേ മരണം മുന്നില്‍ കാണുന്ന കേരള ജനതയുടെ പോലെ തന്നെ പട്ടിണിയിലാകാന്‍ സാദ്ധ്യതയുള്ള നല്ലൊരു ശതമാനം തമിഴ് മക്കളും മനുഷ്യര്‍ തന്നെയാണെന്നുള്ള രീതിയില്‍ രമ്യമായി വേണം കാര്യങ്ങള്‍ നീക്കാന്‍ ഈ വെള്ളം കൊണ്ടുപോയി കൃഷി ചെയ്താലേ തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറി നമ്മുടെ അടുക്കളയിലേക്കും എത്തൂ എന്ന കാര്യം ഈ അവസരത്തില്‍ വിസ്മരിക്കാനാവില്ല തമിഴ്‌നാട്ടില്‍ സിനിമാക്കാരന്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. അവര്‍ക്ക് ഭരണത്തില്‍ സ്വാധീനം ചെലുത്താനാകും. അതുകൊണ്ട് വെറുമൊരു സിനിമാക്കാരന്‍ എന്ന രീതിയില്‍ ശരത്കുമാറിന്റെ വാക്കുകള്‍ തള്ളിക്കളയാന്‍ ഇടയാവരുത്. കിട്ടുന്ന പിടിവള്ളിയിലൊക്കെ പിടിച്ച് കയറണം. അതിനുള്ള ശ്രമങ്ങള്‍ നടക്കണം. ബ്ലോഗേഴ്സ് എന്ന രീതിയില്‍ നമ്മളെക്കൊണ്ടാകുന്ന ശ്രമങ്ങള്‍ എല്ലാം നമ്മളും ചെയ്യണം. വേണ്ടി വളരെ സ്ലാഘനീയമായപ്രവർത്തനമാണ്‌ നടത്തിയിട്ടുള്ളത്‌,കാരണംമുല്ലപ്പെരിയാർ വിഷയത്തിൽ,പ്രധാനമന്ത്രിയെക്കാണാൻ നമ്മുടെ നേതാക്കന്മാർ സമ്യുക്തമായാണ്‌ പോയി ”എനതാൻ പ്രശനമാണേലും,ലവന്മാർ രണ്ടും ഒരു ഫ്ലൈറ്റിൽ ഒന്നിച്ചു ഡാൽഹിക്ക്‌ പറക്കും” എന്റെ പൊന്നു നിരക്ഷരാ ഈ ”ശരത്കുമാർ” ഒന്നു പറയണമെന്നുവെച്ച്‌ അയാള്‌ എന്തോ ഒന്നു പുളുവി എന്നല്ലാതെ അതിൽ വലിയ കാര്യമൊന്നും ഇല്ല. തമിഴന്മാർ അടിച്ചു നിരത്തി ഭിത്തിയേലൊട്ടിക്കും , ഈ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രചരണത്തിന്റെ പള്‍സ് ശരിക്കും അറിയുന്ന ആളാണ് താങ്കള്‍ എനിക്കതിനെപ്പറ്റിയൊന്നും പൂര്‍ണ്ണമായ ധാരണയൊന്നുമില്ല. ശരത് കുമാര്‍ ഇപ്പോള്‍ പഴശ്ശിരാജയ്ക്ക് സിനിമയ്ക്ക് ശേഷം കൈവന്ന കേരള പോപ്പുലാരിറ്റിയുടെ പുറത്ത് മലയാളികളെ കൂടുതല്‍ കൈയ്യിലെടുക്കാന്‍ വേണ്ടി അങ്ങനെ പറഞ്ഞതാകാമെന്ന് എനിക്കും തോന്നാഞ്ഞിട്ടല്ല. വിടുവായത്തരം ആണെങ്കില്‍പ്പോലും അങ്ങനെ പറഞ്ഞ ഒരാളെ നമ്മള്‍ ഉപയോഗിക്കണം എന്നാണെന്റെ പക്ഷം. എന്നിട്ടയാളെ തമിഴര്‍ കൈകാര്യം ചെയ്യുന്നെങ്കില്‍ അത് അയാളുടെ പിടിപ്പുകേട്. ഈ പോസ്റ്റിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ തയ്യാറായിക്കൊണ്ടിരിക്കുന്നു. പൂര്‍ത്തിയായാല്‍ എവിടെ പോസ്റ്റണമെന്ന് അറിയിക്കൂ. അതുപ്രകാരം ചെയ്യാം. നീരു”,ശരത്കുമാർ ഡിസംബർ19-ന്‌,”സമത്വ മക്കൾകക്ഷിയുടെ ആഭിമുഖ്യത്തിൽ തേനിയിൽ കാൽനടപ്രചരണ ജാഥ നടത്താൻ പൊകുന്നു.! ഈവാർത്ത26-11-2009-ൽ,”ദിനതന്തി” യിൽ വന്നത്‌ ,പഴശീരാജായുടെ പരിപാടിയിൽ പങ്കെടുക്കാൻ പൊകുന്നവഴി,കോയമ്പത്തൂർ വിമാന നിലയത്തിൽ പത്രക്കാരോട്‌പറഞ്ഞതാണ്‌ ഈവിവരംഇത്കാണാൻ ഞാൻ അൽപ്പം വൈകി, തേനിയിൽ നിന്നു പുറപ്പെട്ട്‌,കമ്പം,കൂടല്ലൂർ,വഴി,45കി:മി:സഞ്ചരിച്ച്‌ ലോയർക്യാമ്പിൽ അവസാനിക്കും ഫോട്ടോയും അറ്റാച്ച്‌ ചെയ്ത്‌ ഒരു ഫൊർവേഡ്‌ അങ്ങനെ യെങ്ങാണും ഒരു മെസ്സേജ്‌ എന്റെ കൈയിൻകിട്ടിയാൽ ഈതമിഴ്നാടു മുഴുവനും നാറ്റിക്കും പാച്ചുവിന്റെ സമ്മതം ഞാന്‍ വാങ്ങാം. ശരത് കുമാറിന്റെ ദൌത്യം മലയാളികള്‍ക്ക് ഗുണകരമാകുന്ന അവസ്ഥ ഉണ്ടാകുമാറാകട്ടെ. ഈ വിഷയത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ തേടിപ്പിടിച്ചെടുത്ത് ഇവിടെ തരുന്നതിന് നന്ദി തെക്കുവടക്കന്‍ ആദ്യം മുങ്ങുന്നത് എറണാകുളം ആണെന്ന് കേട്ടിട്ടുണ്ട് …. ബ്ലോഗും ബ്ലോഗിന്റെ പ്രസക്തിയും, ഇനി ബ്ലോഗുകളിലൂടെ സമൂഹത്തില്‍ പതിയാനിരിക്കുന്ന മൂര്‍ച്ചയുള്ള വാക്കുകളുടെ ഒരു ടെസ്റ്റ് ഡോസ് മാത്രമാണീ പോസ്റ്റ്. എമ്പതുകളിലിലെ ഒരു മാതൃഭൂമി ദിനപത്രത്തിലെ എഡിയോറിയല്‍ വായിച്ച ഒരു ചോതോവികാരമാണീ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്. യുദ്ധമോ, കൊടുംവരള്‍ച്ചയോ, മഹാപ്രളയമോ, മഹാമാരിയോ, എന്തിന് മറ്റു കൊടും ദുരിതങ്ങളോ നമ്മുടെ കേരളത്തില്‍ ഉണ്ടായിട്ടില്ലല്ലോ… ഇങ്ങനെ സംഭവിച്ചാല്‍ നമ്മുക്ക് അവധി കിട്ടും, കവികള്‍ക്ക് കവിതയ്ക്ക് വകയായ്, വല്ല കഥാകൃത്തുകള്‍ക്കും ‘ഒരു കോളറകാലത്തെ പ്രണയത്തിനു പകരം” ലോകപ്രസിദ്ധമായ മറ്റു വല്ല കൃതികള്‍ക്കും തുലനം ചെയ്യാന്‍ പറ്റുന്ന കൃതികള്‍ എഴുതാം. ദുരിതാശ്വാസഫണ്ട് സംഘടിപ്പിച്ച് ആശ്വാസം കൊള്ളാം. അങ്ങിനെ എന്തെല്ലാം പരിപാടികള്‍. കൊള്ളാം നീരൂ ഈ കാലോചിതമായ പോസ്റ്റ്. തെക്കുവടക്കാന്‍ പറഞ്ഞത് പോലെ ഈ വിഷയത്തിലെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് ഒരു മെസ്സേജ് ആക്കിയാല്‍ കൂടുതല്‍ റീച്ചാവും എന്നാണ് എനിക്കും തോന്നുന്നത് ….ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ കുറെ പേര്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട്….നീരുവേട്ടന്‍ സമ്മതിച്ചാല്‍ പോസ്റ്റ്‌ തന്നെ ഫോര്വേര്ഡ് ചെയ്യാം…….. അങ്ങനെയൊക്കെ ഈ വിഷയം ബൂലോകത്തിന്റെ പുറത്തും ഒരു സജീവ ചര്‍ച്ചാ വിഷയമാകട്ടെ എന്നാണ് എല്ലാരേയും പോലെ ഞാനും ആഗ്രഹിക്കുന്നത്…….. ഒരു പാട് ഭീഷണികളുമായി ഒരു ഡാമും അതിന്റെ താഴെ നിസ്സഹായരായ ഒരു ജനതയും…….ഈ വിപത്തിനെതിരെ നമളെ കൊണ്ട് കഴിയുന്നത് നമുക്കും ചെയാം….. നിരക്ഷരന്‍, പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഈ മഹാവിപത്തിനെ ചെറുക്കാന്‍ ഒരു സാമൂഹ്യപ്രക്ഷോഭം തന്നെ ഉണ്ടാകെണ്ടിയിരിക്കുന്നു. താങ്കള്‍ തീര്‍ച്ചയായും ഈ പോസ്റ്റ് മനോരമ ഓണ്‍ലൈനിലിടണം. വളരെ പഠിച്ചെഴുതിയ, ഒരു ദേശീയദുരന്തമായിത്തീർന്നേക്കാവുന്ന സംഗതിയെ അതേ ഭാവത്തിൽ അവതരിപ്പിച്ച ഈ പോസ്റ്റിന് ആദ്യമേ അഭിനന്ദനങ്ങൾ. പക്ഷേ നമ്മുടെ രാഷ്ട്രീയക്കാരുടെ നീക്കങ്ങളും നാട്ടിൽ ഓരോരോ കാര്യങ്ങൾ ചെയ്യുന്നതിലുള്ള സ്പീഡും ഒക്കെ കാണുമ്പോൾ ഇതിനിയും അനേക വർഷങ്ങൾ ഇങ്ങനെതന്നെ നിന്നുപോവാനാണ് സാദ്ധ്യത. ഡാം പൊട്ടുകയോമറ്റോ ചെയ്താൽ (അങ്ങനെ വരാതിരിക്കട്ടെ) ഈ പോസ്റ്റിൽ വാക്കുകളിലൂടെ വിവരിച്ചതിലും അധികമായിരിക്കും അപകടം എന്നുതോന്നുന്നു. ആറുകളിൽ വെള്ളപ്പൊക്കം ഉണ്ടായി ഒരു പ്രളയം ഉണ്ടാകുന്നതിനുമപ്പുറം ഒരു വലിയ സുനാമി, ഏറ്റവും കുറഞ്ഞസമയത്തിനകം അങ്ങുതേക്കടിമുതൽ അറബിക്കടൽ വരെ കടന്നുപോയ അവസ്ഥയാവില്ലേ ഉണ്ടാവുക? അത്രയും സ്ഥലത്തെ മണ്ണൊലിച്ച് തിരികെ കടൽ വെള്ളം കുറേ സ്ഥലത്തേക്കെങ്കിലും കയറുകയും ചെയ്തേക്കുമായിരിക്കും, തീരപ്രദേശത്തെങ്കിലും? കേരളം മുഴുവൻ ഒറ്റക്കെട്ടക്കായി അണീനിരക്കുന്ന, രാഷ്ട്രീയം മറന്ന ഒരു പ്രക്ഷോഭത്തിനു മാത്രമേ ഇതിലെന്തെങ്കിലും ചെയ്യാനാവൂ. മുണ്ടക്കയം കട്ടപ്പന റൂട്ടിൽ ചപ്പാത്ത് എന്ന സ്ഥലത്ത് ഒരു റിലേ സമരപ്പന്തൽ ഉണ്ട് കുറേ വർഷങ്ങളായിട്ട്. മുല്ലപ്പെരിയാറ് അണക്കെട്ടിനെ സംരക്ഷിക്കുവാനുള്ള പ്രക്ഷോഭപരിപാടിയാണത്. കുറേ പാവങ്ങൾ അതിൽ വന്നിരിക്കുന്നു, മുദ്രാവാക്യങ്ങൾ വിളിക്കുന്നു… അതിലപ്പുറം ഒന്നും പോകുന്നില്ല. ഈ പോസ്റ്റിൽ ചോദിക്കുന്നതുപോലെ എന്തുകൊണ്ട് സുപ്രീം കോടതിക്ക് ഒരു തീരുമാനം ഇതിൽ എത്രയും വേഗം എടുക്കുവാനാകുന്നില്ല എന്നു മനസ്സിലാകുന്നില്ല. ലക്ഷക്കണക്കിനു മനുഷ്യജീവനുകളെ ബാധിക്കുന്നതിനുമപ്പുറം പോന്ന മറ്റൊരു കേസ് അവിടെ പരിഗണനയിലുണ്ടാവില്ലല്ലോ. ഇവിടെ കമന്റുകൾ രേഖപ്പെടുത്തിയ പലരും ഇംഗ്ലീഷിലേക്ക് ഇത് തർജ്ജമപ്പെടുത്തുന്നതിനെപ്പറ്റി ചൊദിച്ചിരുന്നു. തമിഴിലേക്കും ഇത് തർജ്ജമപ്പെടുത്തി അയച്ചു കൂടേ? അവിടെയും തലയിൽ വെളിച്ചമുള്ള കുറേപ്പേരെങ്കിലും ഇല്ലായെന്നുണ്ടോ? ശക്തമായ ഭാഷയില്‍ ഈ പ്രശ്നത്തെ അവതരിപ്പിച്ച നിരക്ഷരന് അഭിനന്ദനങ്ങള്‍ ഒപ്പം ത്വരിത ഗതിയിലുള്ള ഒരു പരിഹാരത്തിന് ഈ പോസ്റ്റും ഒരു കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മുല്ലപ്പെരിയാറിനെകുറിച്ച് സകലമായ സംഗതികളും വളരെസത്യത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു രചന . എല്ലാതലതൊട്ടപ്പന്മാരും ഇതിലെ എല്ല ലിങ്കുകളും വായിച്ച് നടപടികൾ എത്രയും പെട്ടെന്ന് എടുത്തേ തീരു …. വളരെ നല്ല രീതിയിൽ ബോധവൽക്കരണം നടത്തിയിരിക്കുന്നൂ ഇതിന്റെ അപകടത്തിന്റെ ഭീകരത വായിക്കുമ്പോൾ തന്നെ പേടിയാകുന്നു.. നമ്മളെ ആരു രക്ഷിക്കും… നമ്മളു തന്നെ മുകയ്യെടുക്കണം നമ്മൾ തമിഴന്റെ ആവശ്യത്തിനു വെള്ളം തുടർന്നും കൊടുക്കാമെന്നു പറഞ്ഞിട്ടും അവരെന്താണ് അത് വിശ്വാസത്തിലെടുക്കാത്തതെന്നു മനസ്സിലാകുന്നില്ല.. ഇനി പുതിയ ഒരു ഡാം കെട്ടിയാല്‍ (അതും നമ്മള്‍ ഇന്ത്യക്കാര്‍) എന്ത് വിശ്വാസത്തില്‍ അവിടെ ജീവിക്കും? അതിലും ഭേതം ആ പഴയ ഡാം തന്നെ അല്ലെ മാഷേ? അല്ലെങ്കില്‍ ആ പഴയ സായിപ്പിന്‍മാരെ കൊണ്ടു തന്ന്നെ പണിയിപ്പിക്കണം നാം കരുതുന്ന അത്ര ലളിതമാണോ കേസ് വിഷയം? ജലസേചന മന്ത്രിമാരായിരുന്ന റ്റി എം ജേക്കബും, തിരുവഞ്ചൂരും ഇപ്പോള്‍ പ്രേമചന്ദ്രനും നിയമം പഠിച്ചവര്‍ തന്നെയാണ്. 1979 മുതല്‍ അല്ലെങ്കില്‍, 2000ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തിയത് മുതല്‍ കേരളം പറയുന്ന കാര്യം തന്നെയല്ലേ ഡാമിന്റെ പഴക്കവും, ഡാം പൊളിഞ്ഞാല്‍ ഉണ്ടാകാവുന്ന വിപത്തിനെ കുറിച്ചും. എന്നാല്‍ ഈ കാലയളവില്‍ തമിഴ്നാട് ഡാം ശക്തിപ്പെടുത്താനും മറ്റ് emergency measures നടപ്പിലാക്കാനും കഴിഞ്ഞുവെന്ന് കോടതിയേയും രാഷ്ട്രീയപരമായി കേന്ദ്ര മന്ത്രാലയത്തേയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. തമിഴ്നാടിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിക്കാനുള്ള യാതൊന്നും നമ്മുടെ വാദങ്ങളില്‍ ഇല്ലായെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശരിക്കും പ്രസക്തമായ പോസ്റ്റ് ….ഇനി എന്തിനാ നമ്മുടെ സര്‍ക്കാര്‍ കാത്തു നില്ക്കുന്നത് …40 ലക്ഷം ജീവിതങ്ങളുടെ പകലുകളെ പേടിപ്പെടുതിയും നിദ്രാ വിഹീന രാത്രികള്‍ സമ്മാനിച്..കൊല്ലാതെ കൊല്ലുന്നു…എന്ത് തന്നെ നേരിടേണ്ടി വന്നാലും ഒരു പുതിയ ഡാം പണിയണം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ഒരുത്തന്റെയും അനുമതിക്ക് കാത്തു നില്‍ക്കേണ്ട പ്രിയ സഖാവ് പ്രേമചന്ദ്രനും മറ്റു കേന്ദ്ര മന്ദ്രിമാരും ഒക്കെ നടത്തിയ ശ്രമങ്ങള്‍ മറക്കുന്നില്ല സഖാവെ ഇനിയും കാത്തുനില്‍ക്കാന്‍ നമുക്കു സമയം ഇല്ല എന്തെങ്കിലും അനര്‍ത്ഥം നടന്നാല്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ല …വേഗം ഉണരൂ ദയവായി നാട്ടിലായിരുന്നെങ്കില്‍ കുറെ പോസ്റ്റര്‍ പ്രചരണം കൂടി നടത്താമായിരുന്നു സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെ ഗൌരവം പകര്ന്നു നല്‍കാന്‍ ദയവായി നാട്ടിലുള്ള ബ്ലോഗ്ഗര്‍ മാര്‍ അതിന് മുന്‍കൈ എടുക്കണം …എല്ലാ സ്ടലങ്ങളിലും പോസ്റ്റര്‍ പതിക്കുക ഈ വിഷയം സജീവമായി നിലനിര്‍ത്തുക …നിസംഗത വെടിഞ്ഞു നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാം നമ്മുടെ നാടിനെ രക്ഷിക്കാം … ഈ പോസ്റ്റ് എത് പ്രകാരത്തിലും പ്രചരിപ്പിച്ചോളൂ. പൂര്‍ണ്ണസമ്മതം. കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്ന് തന്നവര്‍ക്കും, ലിങ്കുകള്‍ തന്നവര്‍ക്ക് വായിക്കുന്നതിനോടൊപ്പം ഈ പോസ്റ്റിന്റെ പിന്നിലെ വികാരം മുഴുവനും ഉള്‍ക്കൊള്ളുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ബൂലോകത്ത് ഈ വിഷയത്തെപ്പറ്റി സജീവ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച് ആവുന്ന വിധത്തിലൊക്കെ മുറവിളി കൂട്ടാം. അനുകൂലമായ ഒരു തീരുമാനമോ വിധിയോ നേടിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കാം. ”ബൂലോകത്ത്‌ ഈ വിഷയത്തെപ്പറ്റി സജീവചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. നമുക്കൊരുമിച്ച്‌ ആവുന്ന വിധത്തിലൊക്കെ മുറവിളി തോന്നി, ഒരു നാടു മുഴുവൻ തകർന്നു എനിക്ക്‌ ഇവിടെ ഒരു ആക്രിക്കടയുണ്ട്‌,ഇവിടെMADE IN THAMIZHNADU,ആയിട്ടുള്ള,ഈ നീരു,ഇഗ്ലീഷ്‌ പോസ്റ്റ്‌ എന്തായി? അങ്ങനെ എഴുതിയാൽ ചേട്ടന്റെ കമന്റ്‌ ബോക്സിൽ ഒരു ലിങ്ക്‌ കൊടുക്കുക നമ്മൾക്കെതിരെ(കേരളം) തമിഴിലും ബ്ലോഗ്ഗ്‌ ഇറങ്ങി അവനെ കുറച്ചുമുമ്പാ കണ്ടത്‌,അവനെ കാര്യമായികൈകാര്യംചെയ്തിട്ടുവരാം.ലോഗൊയുടെകാര്യം പണിക്കരോടൊന്നു ചോദിച്ചു നോക്കാമോ? ഒക്കെയായിരിക്കും അറബിക്കടലിൽചെന്നാദ്യം ലാന്റ്‌ ചെയ്യുക എന്ന്‌ പറഞ്ഞാൽ മതി,മൂപ്പര്‌ വരും വിവാദങ്ങൾ പുത്തരിയല്ലാത്ത മനുഷ്യനാ തമാശല്ല കാര്യമായിട്ടും പറഞ്ഞതാ ഇതിനെതിരെ ബൂലോകത്ത്‌ ഒരു സംഘടന രൂപീകരിക്കണം നീരുവിന്‌അതിനുകഴിയുംഎന്ന്‌വിശ്വസിക്കുന്നു,അതിലേക്ക്‌ നന്മനിറഞ്ഞ മലയാളിബ്ലോഗ്ഗർമാരും എല്ലാ മലയാളികള്‍ക്കും വേണ്ടി, ഈ വിഷയം ബൂലോകം മൊത്തമായി സംഘടിച്ച് ഏറ്റെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ബൂലോകം പത്രം അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സഹായങ്ങളുമായി ഞാനുമുണ്ട് അവര്‍ക്കൊപ്പം. ഇംഗ്ലീഷ് തര്‍ജ്ജിമയും മറ്റ് കാര്യങ്ങളുമൊക്കെ ശരിയായിക്കൊണ്ടിരിക്കുന്നു. വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാം. ഒരുമിച്ച് മുന്നേറാം. പ്രിയ നിരക്ഷരാ നന്നായിരിക്കുന്നു, ശരിക്കും മുല്ലപെരിയാര്‍ നമുക്കിന്നു ദാമോക്ലീസിന്റെ വാള്‍ തന്നെയാണ്…ഇതിന്റെ പേരില്‍ എത്രയോ രാഷ്ട്രീയ പിത്തലാട്ടങ്ങള്‍ നാം കണ്ടുകഴിഞ്ഞു അറിഞ്ഞുകൊണ്ട് നിരപരാധികളായ ആയിരങ്ങളെ കുരുതികൊടുക്കലാവും സുപ്രീം കോടതിയുടെ തീരുമാനങ്ങള്‍ വൈകുന്നതിന്റെ അനന്തര ഫലം… “എന്റെ വാക്കുകള്‍ ഒരു കൂട്ടദുരന്തം അല്ലെങ്കില്‍ മരണം മുന്നില്‍ക്കാണുന്നവന്റെ വികാരപ്രക്ഷോഭം ആയിട്ട് മാത്രം (തിരുവനന്തപുരത്തെ കാര്യം അടക്കം) കണക്കാക്കിയാല്‍ മതി“.. അണക്കെട്ടിന്റെ ബലക്ഷയത്തേക്കാളും, നമ്മുടെ ജനസമൂഹത്തിന്റെ മാനസികമായ മരവിപ്പും, നിഷ്ക്രിയത്വവും വല്ലാതെ ഭയപ്പെടുത്തുന്നു! ഇത്രയും പഠിച്ചെഴുതാൻ തുനിഞ്ഞ ആ മനസ്സിനു നന്ദി! എന്നും Mullaperiyar Dar എന്നൊക്കെ TV യില്‍ കാണും എന്നല്ലാതെ ഇതിന്റെ ഭീകരാവസ്ഥ എത്രയുണ്ട് എനെനിക്ക് അറിയില്ലായിരുന്നു. നിരക്ഷരന് നന്ദി. എന്റെ വീടും തൊടുപുഴയില്‍ ആണ്. അത് കൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ വലുപ്പം മനസിലാക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ 4 lakh ജനങ്ങളുടെ ജീവനേക്കാള്‍ വലുതായിട്ട് എന്ത് നേടാനാണ് ഉള്ളത്. എന്തിനു വേണ്ടി ആണ് ഈ വടം വലി. തമിഴ്നാടിനു വെള്ളമല്ലേ വേണ്ടത്, അതിനു കേരളത്തിലെ 4 lakh ജനങ്ങളുടെ ജീവനെടുക്കണോ? കേരള സര്‍ക്കാര്‍ തമിഴ്നാടിനു വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞിട്ടുണ്ടോ? പുതിയ ഒരു അണകെട്ട് കെട്ടിയാല്‍ എന്താ കുഴപ്പം. അണകെട്ട് പണി നടക്കുന്ന സമയത്തും, അതിനു ശേഷവും അവര്‍ക്ക് വെള്ളം കിട്ടില്ല എന്നുണ്ടോ? അതിനെ കുറിച്ച് ഒന്നും എനിക്കറിഞ്ഞു കൂടാ അതാണ് ചോദിക്കുന്നത്. തൊടുപുഴയാര്‍ നിറഞ്ഞാല്‍ എന്റെ വീടും വെള്ളത്തിലാകുമല്ലോ? സത്യം പറഞ്ഞാല്‍ ഈ പ്രശ്നം എന്നേലും പരിഹരിക്കുമോ? ഈ പ്രശ്നം പരിഹരിക്കാന്‍ സാധാരണ പൌരന്മാര്‍ എന്ന നിലയില്‍ നമ്മുക്ക് എന്തേലും ചെയ്യാന്‍ പറ്റുമോ? എല്ലാവരും ഈ പുതിയ ബ്ലോഗില്‍ ‍ പോയി നോക്കണമെന്നും അവിടെ ഫോളോവേര്‍സ് ആകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അവിടെച്ചെന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാന്‍ പറ്റും. ആദ്യമായി ഈ പറയുന്ന ജില്ലകളിലെ ജനപ്രതിനിധികളുടെ വിലാസവും മെയില്‍ ഐ ഡി യും തപ്പിയെടുത്തു അവരെ ബോധവല്‍ക്കരിക്കണം. പിന്നെ നമ്മുടെ പ്രധാന മന്ത്രി പ്രസിഡണ്ട്‌ എന്നിവരെയും ബോധാവാന്മാരാക്കണം . അതിനൊക്കെ മീഡിയ സപ്പോര്‍ട്ട് ആവശ്യം ആണ്. ഏഷ്യാനെറ്റ്‌ ചാനല്‍ വിചാരിച്ചാല്‍ ഇതൊരു വലിയ ചര്‍ച്ചക്കും എന്തെങ്കിലും പരിഹാരത്തിനും കാരണം ആകും. ദ്രിശ്യ മാധ്യമങ്ങളില്‍ കൂടി അല്ലാതെ ഇത് ജനശ്രദ്ധ ആകര്‍ഷിക്കുമെന്ന് തോന്നുന്നില്ല. കൂടുതല്‍ പേരും വിചാരിക്കുന്നത് ഇത് മുല്ലപ്പെരിയാറിന്റെ സമീപ വാസികളുടെ മാത്രം പ്രശ്നം ആണെന്നാണ്. അല്ലെങ്കില്‍ എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു എല്ലാം നോക്കി നില്‍ക്കാം. അതു തന്നെയാണ് ഓരോ കേരളീയന്റെയും ഉള്ളിൽ മുഴങ്ങുന്ന ചോദ്യം. വിഷയത്തിന്റെ ഗൌരവം ഉൾക്കൊണ്ട്കൊണ്ടെഴുതിയ ഈ പോസ്റ്റ് ഓരോ മനുഷ്യസ്നേഹിയുടേയും വികാരാവിഷക്കാരമാണ്. ബൂലോകത്ത് നിരക്ഷരൻ തുടക്കമിട്ട ഈ ചർച്ച ഒരു “മൂവ്മെന്റ്” തന്നെ ആകാൻ അധികാരസ്ഥാപനങ്ങളെയും നീതിപീഠത്തെയും ചലഇപ്പിക്കാ‍നും, തർക്കവിഷയങ്ങൾക്ക് ശുഭകരമായ പര്യവസാനമുണ്ടാക്കാനും ചാലക ശക്തിയാകാൻ കഴിയട്ടെ എന്നു പാർത്ഥിക്കുന്നു. ഈ പോസ്റ്റ്‌ തമിഴിൽ ഉടൻ പ്രതീക്ഷിക്കുക… അനുവാദം ചോദിക്കേണ്ട കാര്യം പോലും ഇല്ല. പരിഭാഷപ്പെടുത്തിക്കഴിഞ്ഞാല്‍ ലിങ്ക് തരണം കേട്ടോ ? കുട്ടിയായിരിക്കുമ്പോള്‍ കേട്ടതാണ്, മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ മുങ്ങുമെന്ന്. അന്നതിന്റെ ഭീകരത മനസ്സിലാവാതെ, “എന്റെ വീട് റോഡിനേക്കാള്‍ ഉയരത്തിലാണിരിക്കുന്നത്” എന്ന് സമാധാനിച്ചു. എന്നാല്‍ ഡമോക്ലീസിന്റെ വാളുപോലെ അത് ഇപ്പോഴും തൂങ്ങിനില്‍‌ക്കുന്നു. വിശദമായി റിസേ‌ര്‍ച്ച് ചെയ്ത് എഴുതിയ പോസ്റ്റിന് നന്ദി. പല കാര്യങ്ങളും ഇപ്പോഴാണ് അറിയുന്നത്. താങ്കളുടെ പോസ്റ്റ് മുഴുവന്‍ ഞാന്‍ കമന്റുന്നു… ഓരോ അണക്കെട്ടും ഓരോ അണുബോംബുകളാണെന്നാരോ പറഞ്ഞതായി ഓര്‍മയുണ്ട്. ഇവിടെ ചോര്‍ച്ചയുള്ള ഒരു അണുബോംബ് നടുക്കുവെച്ചിട്ട് ചിലര്‍ ഒന്നും രണ്ടും പറഞ്ഞ് കളിക്കുന്നു. എന്താ ചെയ്യുക? താങ്കളുടെ ഈ ബ്ലോഗ് ഈ-മെയിലില്‍ വന്നു വായിച്ചതാണ്.അപ്പോള്‍ ഉറവിടം തേടി ഇവിടെയെത്തി.പരിചയമുള്ള മുഖം(ബ്ലോഗിലൂടെ വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍ കഴിഞ്ഞു.അധികാരികളുടെ കണ്ണു തുറന്നെങ്കില്‍! അത്യന്തം ഗൗരവമുള്ള വളരെ വളരെ ഇന്ഫോര്‍ മറ്റീവ് ആയ ഒരു പോസ്റ്റ്‌ ആയതുകൊണ്ടാവാം ഇമെയില്‍ ഫോര്‍വേഡ് ആയി ഈ പോസ്റ്റ്‌ ധാരാളം വായിക്കപ്പെടുന്നുണ്ട്‌ …. ആശങ്കയോടൊപ്പം അഭിനന്ദനങ്ങള്‍ … ഇതു വായിച്ചപ്പോളാ ഇതിന്റെ ഭയാനകാവസ്ത കൂടുതല്‍ അറിയുന്നത്.. എന്റെ എത്ര കൂട്ടുകാരാ അവിടെ ഒക്കെ ഉള്ളത്… തിരഞ്ഞെടുത്ത് മന്ത്രിസഭകളിലേക്ക് അയക്കുന്ന രാഷ്ട്രീയക്കാരെ ആദ്യം ചീത്തപറയാതിരിക്കാന്‍ ഒരു നിര്‍വ്വാഹവുമില്ല. പിന്നീട് ഈ വിഷയം എന്താണെന്ന് പോലും അറിയാതെ സുഖലോലുപരായി കഴിയുന്ന മലയാള ജനതയേയും ചീത്തവിളിച്ചേ പറ്റൂ. നമ്മള്‍ ലോകത്തിന്റെ പലഭാഗത്തിരിക്കുന്ന ബ്ലോഗേഴ്സിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ദാ താഴെയുള്ള സൈറ്റിലൂടെ ചെയ്ത് തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരന് ഒരു മൂവ്മെന്റ് തുടങ്ങി മുന്നോട്ട് കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് ബിനുവിന് അറിയാമല്ലോ നമുക്കാവുന്നത് നമ്മള്‍ക്ക് ചെയ്യാം. നന്ദി. നല്ല പോസ്റ്റ്, മുല്ലപെരിയാർ പ്രശ്നം ഇപ്പോളാ മനസ്സിലായെ ശരിക്കും അവന്മാര്‍ക്കെന്താ പ്രശ്നം? അതാണെനിക്ക്‌ മനസ്സിലാകാത്തത്‌… പുതിയ ഡാം കെട്ടിയാല്‍ അവര്‍ക്ക്‌ ഇഷ്ടമുള്ള അത്രയും ജലനിരപ്പ്‌ ഉയര്‍ത്താമല്ലോ… ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടുന്ന വെള്ളം കൊണ്ടുപോകാമല്ലോ… വെള്ളം കൊടുക്കില്ലെന്ന് ഇവിടെയാരും പറയുന്നുമില്ലല്ലോ… അപ്പോള്‍ പിന്നെ പ്രശ്നം വളരെ ലളിതം… വെറും പിടിവാശി… ബാലിശമായ പിടിവാശി… തമിഴ്‌നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച്‌ വിഡ്ഢിത്തം വിളമ്പുന്നു. ഭാരതിയാരും തന്തൈ പെരിയാറും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തല തല്ലി കരഞ്ഞേനെ… തമിഴ്‌ ജനതയുടെ അധഃപതനം കണ്ടിട്ട്‌… മുല്ലപ്പെരിയാര്‍ തകരുമോ എന്ന പേടി ഏതാനും കൊല്ലങ്ങള്‍ ആയിട്ട് കൂടെയുണ്ട്..പോസ്റ്റ്‌ വായിച്ചപ്പോ ആ ഭയം കൂടി …നമുക്ക് എന്ത് ചെയ്യാന്‍പറ്റും? പ്രധാന പ്രശ്നം കേരളത്തിന്റെ അതി രാഷ്ട്രീയമാണ്‌ എന്നു പറയേണ്ടി വരും. ഇതല്ല ഏതു വിഷയമാണെങ്കിലും മലയാളി രാഷ്ട്രീയമായി തെരഞ്ഞടുപ്പുകളിൽ വോട്റ്റു ചെയ്യുമെന്നും, പ്രക്ഷോഭങ്ങൾ നടത്തുന്നതിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കുമെന്നും കേന്ദ്രന്‌ അറിയാം. തെലുങ്കാന വിഷയത്തിൽ ആന്ധ്രക്കാരൻ കോൺഗ്രസുകാരനും മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌ കോൺഗ്രസുകാരനും കാണിക്കുന്ന തനിമ മലയാളി കോൺഗ്രസുകാരൻ കാണിക്കുമോ. നേതാവൗ പോകട്ടെ അണികൾ പോലും വഴുകപ്പരുവത്തിൽ നിൽക്കും. പണ്ടു തമൈഴ്‌നാട്ടുകാരൻ പോളിറ്റ്ബ്യൂറോയിലിരുന്നു കളിച്ചകളിയാണ്‌ ഐക്യകേരളത്തിൽ മുല്ലപ്പെരിയാറിന്‌ നിയമസാധുതയുണ്ടാക്കിയത്‌. ഒരു കാര്യം സത്യമല്ലേ. കേരളം എന്നും ഭരിച്ചിരുന്നത്‌ മലയാളിയുടെ താത്പര്യം നോക്കാത്തവരായിരുന്നു. സായിപ്പിന്റെ സമ്മർദ്ദം പറഞ്ഞ്‌ രാജാവിന്‌ ഒരു എസ്ക്യൂസ്‌ കൊടുക്കണ്ട. തന്നെയുമല്ല ബേസിക്കലായിട്ട്‌ തിരുവതാംകൂർ രാജവംശം തമിഴ്‌ ചോരയുമാണ്‌. മുല്ലപ്പെരിയാർ പൊട്ടിയേ ഈ കേസ്‌ തീരൂ. അന്ന് ഈയിടെ കരുനാഗപ്പള്ളിയിൽ ചെയ്തതുപോലെ മിച്ചമുള്ളനാട്ടുകാരെ വിളിച്ചു കൂട്ടി ഒരു അനുശോചനയോഗം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടും. ചത്തുപോയവരുടെ അവകാശികളാരെങ്കിലും മിച്ചമുണ്ടെങ്കിൽ അവർക്ക്‌ തമൈഴ്‌നാടിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങിത്തരാമെന്നു പറയും. പെറ്റതള്ളയെ നഷ്ടപരിഹാരം കിട്ടാൻ ആറ്റിൽ തള്ളിയിടുന്ന മലയാളി കരുണാനിധിയുടെ അല്ലെങ്കിൽ സ്റ്റാലിന്റെ കയ്യിൽ നിന്നും നഷ്ടപരിഹാരം വാങ്ങി അവർക്കു സ്തുതിപാടും. ഇത്രയും കാശു വാങ്ങിച്ചു തന്ന നമ്മുടെ ദേശ്‌ കീ നേതാക്കൾക്ക്‌ ഉപകാരസ്മരണയും നടത്തും. ഫോര്‍വേഡ് ആയി മെയില്‍ കിട്ടും വരെ അതിനുശേഷം ആണ് ആളെ പിടികിട്ടിയതും ലിങ്കുകള്‍ വായിച്ചതും മുല്ലപ്പെരിയാറിന്റെ കാര്യങ്ങള്‍ ഇത്രയൊന്നും അറിയില്ലാരുന്നു..എന്തായാലും നല്ല പോസ്റ്റ്‌… ഫോട്ടോകള്‍ കൊടുത്തിരുന്ന ബ്ലോഗുകളും നന്നായിട്ടുണ്ട്….എല്ലാ ആശംസകളും… ഇല്ല ഈ വിഷയം പുനഃപ്രസിദ്ധീകരിക്കാന്‍ എന്റെ കൈയ്യില്‍ നിന്ന് ആരും ഇതുവരെ അനുവാദമൊന്നും വാങ്ങിയിട്ടില്ല. പക്ഷെ ഇതടക്കം മൂന്നാമത്തെ സ്ഥലത്താണ് ഈ പോസ്റ്റ് കോപ്പി ചെയ്യപ്പെടുന്നത്. ഇതുപോലുള്ള കമ്മ്യൂണിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യാതെ നമുക്ക് കയറാനും ഇതൊന്നും മനസ്സിലാക്കാനും ആവില്ല എന്നത് ഒരു പ്രശ്നമാണ്. പിന്നെ… മുല്ലപ്പെരിയാറിനെപ്പറ്റിയുല്ല ഈ പോസ്റ്റ് ഏതൊക്കെ രീതിയിലായാലും പ്രചരിപ്പിക്കപ്പെടുന്നതില്‍ സന്തോഷം മാത്രം. എങ്ങനെയെങ്കിലുമൊക്കെ ജനം വരാന്‍ പോകുന്ന ഭീകരതയെപ്പറ്റി മനസ്സിലാക്കട്ടെ. അതിനിടയില്‍ അല്ലറ ചില്ലറ കോപ്പിയടിയൊക്കെ കണ്ടില്ലെന്ന് നടിക്കാം. ഗള്‍ഫ് മല്ലുവിലും ബ്ലോഗിനുള്ള OPTION ഉണ്ട് ഒരു ജനപ്രിയന്‍ എന്ന നിലക്ക് അങ്ങയുടെ കൃതികള്‍ അങ്ങേക്ക് തന്നെ പോസ്റ്റ്‌ ചെയ്യാവുന്നതാണ് രജിസ്റ്റര്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ ഞങ്ങള്‍ തന്നെ ചെയ്തു തെരുന്നതാണ് എന്റെ പോസ്റ്റുകള്‍ക്ക് കോപ്പി റൈറ്റ് തീര്‍ച്ചയായും ഉണ്ട്. അത് ബ്ലോഗിന്റെ ഏറ്റവും താഴെ എഴുതി ഇട്ടിട്ടുമുണ്ട്. നിങ്ങളെപ്പോലെ ഒരു സൈറ്റ് കൊണ്ടുനടക്കുന്നവരോക്കെ കോപ്പി റൈറ്റിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരെപ്പോലെ പെരുമാറുന്നത് തീരെ അഭിലഷണീയമായ കാര്യമല്ല. പോസ്റ്റ് എടുത്ത് കൊണ്ടുപോയി പബ്ലിഷ് ചെയ്തതിനു്‌ ശേഷം എനിക്ക് പരാതിയുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുമായി ബന്ധപ്പെടണമെന്ന് പറയുന്നത് മാന്യതയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. മുല്ലപ്പെരിയാര്‍ പോലുള്ള വിഷയമായതുകൊണ്ട് മാത്രം, ഞാനേതായാലും അത് നിങ്ങളുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ല. പക്ഷെ മുന്‍പറഞ്ഞ കാര്യങ്ങള്‍ എന്റെ മറ്റെല്ലാ പോസ്റ്റുകള്ക്കും ബാധകമാണു്‌. ഞാനീ പറയുന്നതില്‍ എന്തെങ്കിലും നീതിയ്ക്ക് നിരക്കാത്തതുണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ നിങ്ങളോട് ക്ഷമ ചോദിക്കാനും ഞാന്‍ തയ്യാറാണു്‌. നിങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യം ഇല്ലെന്നും ഇതിനാല്‍ വിനയപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഇതൊന്നും അറിയാത്തവരാണോ കോടതിയും സര്‍ക്കാരുകളും? ജനമല്ലല്ലോ പ്രധാന വിഷയം. കാട്ടിലെ തടി….! ലെഖനതിലെ സാരാശം ഉല്‍കൊല്ല്ലുന്നു.പക്ഷെ അനകെട്ട്റ്റു പൊട്ടിയല്‍ ഉല്ല കനക്ക് വസ്തുട്താപരമനൊ എന്നൊരു സംശ്യ്യം.യീ കനക്കുകല്‍ക്കു എന്തെങ്കിലും അദിസ്തനമുന്ദൊ എന്നരിയന്‍ താല്പര്യ്മുന്ദു. @ BHALGU – അണക്കെട്ട് പൊട്ടിയാല്‍ 40 ലക്ഷം ജനങ്ങള്‍ മരണപ്പെടുമെന്നുള്ള കണക്കിനെപ്പറ്റി പറയുകയാണെങ്കില്‍ ….. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ‍, കോട്ടയം എന്നീ ജില്ലകളിളെ ജനസംഖ്യയാണ് അപ്പറഞ്ഞിരിക്കുന്ന 40 ലക്ഷം. 5 നിലക്കെട്ടിടത്തിനൊപ്പം വെള്ളം പൊങ്ങിയാല്‍ ആരും രക്ഷപ്പെടില്ലെന്ന് കരുതാതെ നിവൃത്തിയില്ലെങ്കിലും ദുരന്തത്തിന്റെ കൃത്യമായ കണക്ക് പ്രവചിക്കാന്‍ നമുക്കാവില്ലല്ലോ ഇത്രയും ജനങ്ങള്‍ ദുരന്തഭീഷണിയിലാണെന്ന് മാത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വായനയ്ക്ക് നന്ദി മുല്ലപെരിയാര്‍ പൊട്ടിയാല്‍ നിരക്ഷന്‍ ചേട്ടാ ഇത്തരം പ്രോബ്ലം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയൂ എന്നിട്ട് നമുക്ക് ലോകം മുയുവന്‍ ഇതിന്ടെ പ്രയാസങ്ങള്‍ അറിയിക്കാം .സമൂഹത്തിലെ മനസാക്ഷിയുള്ള മുയുവന്‍ ആളുകളുടെയും ഒതോരുമിച്ചുള്ള പ്രയത്നം എവിടെ അത്യാവശ്യമാണ് .എല്ലാവിധ അഭിവാദ്യങ്ങളും .ജൈഹിന്ദ് ഏതാണ് പൊട്ടാൻ ആയെന്ന് തോന്നുന്നു. ചില രക്ഷാമാർഗ്ഗങ്ങൾ തയ്യാറാക്കി വെക്കാൻ വേണ്ടി നാളത്തെ ഒരു ദിവസം ചിലവഴിക്കണമെന്നാണ് ആഗ്രഹം. ഇന്ന് രാത്രി പൊട്ടാതിരുന്നാൽ മത്യായിരുന്നു കൊച്ചിയില്‍ വല്ല ഫ്ലാറ്റും വാങ്ങുകയാണെങ്കില്‍ എത്രാമത്തെ നില വാങ്ങാം എന്നുള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ ഇപ്പോള്‍ എറണാകുളം/കോട്ടയം ജില്ലയില്‍ ഉള്ള ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലം എത്രമാത്രം സുരക്ഷിതം ആണെന്നും നോക്കാമല്ലോ.എന്തായാലും നെടുമ്പാശേരി വെള്ളത്തില്‍ മുങ്ങും………അപ്പോള്‍ ഇനി യാത്ര കരിപ്പൂര്‍ക്ക് തന്നെ. മരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരു ഒരു ലക്ഷം രൂപവച്ച് കൊടുക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, വാങ്ങാന്‍ ആളില്ലാതെ എന്തോരും പൈസ മുക്കി പുട്ടടിക്കാം. ഇങ്ങനെ ബാധിക്കപ്പെടുന്ന ജനങ്ങള്‍ തന്നെ മുമ്പോട്ട് ഇറങ്ങിയില്ലെങ്കില്‍, മീന്‍ കടിച്ചും, കഴുകന്മാര്‍ കൊത്തിവലിച്ചും ലക്ഷക്കണക്കിന് ശവങ്ങള്‍ ഒഴുകി നടക്കും…… ഈ ശവങ്ങള്‍ ഒഴുകി നടന്നാല്‍ ഞങ്ങളുടെ മീന്‍ തീറ്റയൊക്കെയായിരിക്കും ബാധിക്കുക. ശവമൊക്കെ കൊത്തിവലിച്ച് തിന്ന് നെയ്യ് മുറ്റിയ മീന്‍ കഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു വിമ്മിഷ്ടമുണ്ടാവില്ലേ. ഡാം പൊട്ടിയാല്‍ രക്ഷപ്പെടാന്‍ ഇതുപോലുള്ള ക്രിയാത്മകമായ ഐഡിയകള്‍ അറിയുമെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ. പ്രഭുദ്ധ കേരളമേ ഉണരൂ. അല്ലെങ്കില്‍ നിന്റെ മണ്ണും മനവും ഒലിച്ചു പോവും സർക്കാരുകളിലും കോടതികളിലുമൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ഒരു ജൽ‌പ്പനം. സ്വന്തം നാടിനോട് തിരഞ്ഞെടുത്ത ജനങ്ങളോട് സ്വന്തം മനസാക്ഷിയോട് പ്രതിബദ്ധതയുള്ള എത്ര നേതാക്കന്മാര്‍ ഉണ്ടാവും നമുക്ക് ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും, അവരുടെ സ്വപ്നങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തെ പരമോന്നത നീതിപീടതിനു, ഇത്രയം നീണ്ട വിഴുപ്പലക്കുകള്‍ ആവശ്യമുണ്ടോ ഏതു നിമിഷവും കടന്നുവരാന്‍ സാദ്യതയുള്ള ഒരു മഹാ ദുരന്തത്തിലേക്ക് പാവപ്പെട്ട ജനങ്ങള്‍ നടന്നു നീങ്ങണം എന്നാണോ? പ്രതികരിക്കേണ്ടത് നമ്മളാണ്! കാരണം നമ്മളാണ് വിധിക്കപ്പെട്ടവര്‍ …… ജനം എങ്ങോട്ടെകിലും കൂട്ടമായി പോകുന്നതു കണ്ടാല്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന കോമാളി ഊച്ചാളികള്‍ ആണ്‌ നേതാക്കന്മാരെന്നു വീണ്ടും തെളിയിച്ചല്ലൊ. ബ്ലോഗര്‍മാര്‍ സമരം തുടങ്ങി വച്ചതു വാര്‍ത്തയായപ്പോള്‍ ഡല്‌ഹിക്കും മറ്റും യാത്ര, പ്രസംഗം ആഹാ എന്തൊരാവേശം ഥൂ ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുൻപും പിൻപും എന്തൊക്കെ ചെയ്യണം. ഈ ലിങ്ക് വഴി പോയി വായിച്ച് മനസ്സിലാക്കി വെക്കുന്നത് ഗുണം ചെയ്തെന്ന് വരും. ഒർന്നുമില്ലെങ്കിലും അറിവ് വർദ്ധിപ്പിക്കാമല്ലോ. പക്ഷെ ദുരന്തത്തിന്‍റെ ഭീകരമുഖം കുറച്ചുകൂടിവികൃതമാണ്…. എറണാകുളത്ത് ഹൈകോടതിയുടെ 4 നില ഉയരത്തില്‍ വെള്ളം ഒഴുകാനിടയായാല്‍ കൊച്ചിയിലെ ഫാക്ടറികളിള്‍ സൂക്ഷിച്ച മാരകവിഷവസ്തുകള്‍ കടലിലെത്തും… ജലജീവനും കരജീവനും എന്‍റോസള്‍ഫാന്‍ ഫ്രീ… എയര്‍പോര്‍ട്ട്, റെയില്‍, റോഡ്, വല്ലാര്‍പാടം തുറമുഖം, ടെലിഫോണ്‍/വൈദ്യുതി ബന്ധങ്ങള്‍ എല്ലാം തീരുമാനമാവും!! സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ AG കോടതിയില്‍ പറഞ്ഞത് വിശ്വസിക്കുക ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ തമിഴര്‍ വരാത്തതിനാല്‍ സ്വന്തം നിഴലിനോട് കാര്യങ്ങള്‍ കരാര്‍ കാലാവധിക്കുള്ളില്‍ തീരുമാനമാക്കാന്‍ കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുക…. വെള്ളം കുടിച്ച് മരിക്കാനും പ്രിയപെട്ടവരുടെ ദാരുണാന്ത്യം കാണാനാഗ്രഹിക്കാത്തവരും പെട്രോള്‍ ഒഴിച്ചു സ്വയം കത്തിക്കുക…(ലിറ്ററിന് 20 ps അധിക നികുതി വരുമാനം ഖജനാവിന്) മരിക്കാന്‍ പേടിയുള്ളവര്‍ കഴിവനുസരിച്ച് ബിറല്‍നിന്നോ മദ്യഷാപ്പുകളില്‍നിന്നൊ ബോധംപൊവുന്നതുവരെ കഴിക്കുക… (70-80 നികുതിവരുമാനം ചര്‍ച്ചകള്‍ക്കും സന്ദര്‍ശനമഹാമഹങ്ങള്‍ക്കും ചിലവുകാശിനായി ഖജനാവിലേക്ക് ഒഴുകും) തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ മുല്ലപെരിയാര്‍ വിഷയത്തെ കലുഷിതമാക്കികൊണ്ടിരിക്കുന്നു…. വളരെ തെറ്റായ വാര്‍ത്തകളാണ് ഓരോ നിമിഷവും അവിടെ വന്നു കൊണ്ടിരിക്കുന്നത്…. അത് കണ്ടു പ്രതികരിക്കുന്ന തമിഴ്‌ ജനതയെ ഒരിക്കലും കുറ്റം പറയാന്‍ സാധിക്കില്ല…. അഞ്ഞൂറില്‍പരം പാവപ്പെട്ട തമിഴ്‌ സ്ത്രീകളെ പീഡിപ്പിക്കുകയും അയ്യപ്പന്മാരെ കയറ്റി വരുന്ന വാഹങ്ങള്‍ ഉള്‍പ്പെടെ എല്ലാം തടയുകയും, കൂട്ടത്തോടെ തമിഴ്‌ മക്കളെ അടിച്ചോടിക്കുകയും ചെയുന്ന മലയാളിമക്കളെ പിന്നെ അവര്‍ എന്ത് ചെയ്യാനാണ്… പക്ഷെ ഇത്രയും തെറ്റായ വാര്‍ത്തകള്‍ വരുമ്പോള്‍ അതിനെതിരെ ഒന്നും പ്രവര്തികതിരിക്കുന്ന കേരള സര്‍ക്കാര്‍ ആണ് തെറ്റുകാര്‍… ഒരു ദേശിയ ദിനപത്രത്തിലാണ് ഇതൊക്കെ അച്ചടിച്ച്‌ വരുന്നത്… സത്യത്തില്‍ തമിഴ്‌ ജനത ഇവിടെ സുരക്ഷിതരാണ്… ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഇവിടെ ഭീതിജനകമായ ഒന്നും സംഭാവിചിട്ടില്ല്ല… സംഭവിക്കുകയുമില്ല…. തെറ്റായ വാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമങ്ങളെ നിലക്ക് നിര്‍ത്താതെ… പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല… പുതിയ ഒരു ഡാം കെട്ടുക എന്നതിലുപരി…. തമ്ഴു-മലയാളി പോരാട്ടം അവസാനിപ്പിക്കുക എന്നാ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി പെട്ട് നില്‍ക്കുന്നു… രാഷ്ട്രിയ ലാഭം നോക്കാതെ പ്രവര്തിച്ചലെ ഇതിനൊരു പരിഹാരം കാണാന്‍ പറ്റുകയുള്ളൂ…. ഇവിടെ താഴ ജനതയ്ക്ക് യാതൊരു പ്രശ്നങ്ങള്ലും ഇല്ല…. കേരത്തില്‍ തമിഴ്‌ സഹോദരങ്ങള്‍ സമാധാനതോടെയാണ് ജീവിക്കുന്നത്…. പക്ഷെ തമിഴ്നാട്ടിലെ സ്ഥിതി വളരെ മോശമാണ്… മലയാളികളെ തേടി പിടിച്ചു ഉപദ്രവിക്കുന്ന തമിഴര്‍ അവിടത്തെ ചീഞ്ഞ രാഷ്ട്രിയമുതലെടുപ്പിന്റെ ഇരകളാണ്… വലിയ ഒരു സമൂഹത്തെ മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശെരിയായ മാധ്യമപ്രവര്‍ത്തനം കൊണ്ട് മാത്രമേ ഇപ്പൊ സാധിക്കുകയുള്ളൂ… എന്തെങ്കിലുമൊക്കെ ചെയാന്‍ സാധിക്കുമായിരുന്ന മലയാളികളുടെ സൂപ്പര്‍ നടന്മാരുടെ മൌനവും അതിനുള്ള കാരണങ്ങളും, എന്തോകെയോ ചെയ്തു കൂട്ടുന്ന രാഷ്ട്രിയക്കാരുടെ ഉത്സാഹവും അതിനുള്ള കാരണങ്ങളും… മലയാളികള്‍ക്ക് മനസിലാകും… ഒന്നുമില്ലെന്കിലും തമിള്‍-മലയാള സ്പര്‍ധ ഒഴിവക്കനനെകിലും നമ്മുടെ മാധ്യമങ്ങളില്‍ കൂടി കഴിയട്ടെ എന്ന പ്രാഥനയോടെ നിര്ത്തുന്നു….. തങ്ങളുടെ ഉത്തരവ് ഡാമിൽ പതിപ്പിച്ചാൽ അത് തകരില്ലെന്നും അതിനാൽ ജലനിരപ്പ് ഉയർത്തുന്നതിൽ പ്രശ്നം ഇല്ലെന്നും ഉള്ള മിഥ്യാധാരണ രാജ്യത്തെ പരമോന്നത നീതിപീഠത്തിന് ഇല്ലെന്ന് അറിയുന്നതിൽ സന്തോഷം. കരാറിന്റെ സാധുതയാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തിന് അവകാശം ഉണ്ട്. ഇങ്ങനെ കേരളത്തിന്റെ താല്പര്യത്തിന് അനുകൂലമായ ചില പരാമർശങ്ങൾ എങ്കിലും കോടതിയിൽ നിന്നുണ്ടായത് ആശാവഹം തന്നെ. ഇത്തരത്തിൽ പ്രായോഗീകമായ ഒരു സമീപനം ഇനിയും കോടതിയിൽ നിന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ അശങ്കകൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പരിശ്രമിച്ച എല്ലാവർക്കും അഭിമാനിക്കാം. Pingback: ‘കാരൂര്‍ പിടിച്ച പുലിവാല്‍, അഥവാ മോഷ്ടിക്കുന്നെങ്കില്‍ ഇങ്ങനെ മോഷ്ടിക്കരുത്’ 24x7 Live Newz JEE NEET EXAM കോവിഡ് ആശങ്ക വേണ്ട; പരീക്ഷാകേന്ദ്രങ്ങളിൽ മതിയാ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയൽ JEE NEET EXAM കോവിഡ് ആശങ്ക വേണ്ട; പരീക്ഷാകേന്ദ്രങ്ങളിൽ മതിയാ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയൽ വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണയാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്നതിനായി അവരുടെ യാത്രാ സൗകര്യം പരിഗണിച്ച്‌ ഇഷ്ടാനുസരണം പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയതായും രമേശ് പൊഖ്രിയല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS] JEE NEET EXAM കോവിഡ് ആശങ്ക വേണ്ട; പരീക്ഷാകേന്ദ്രങ്ങളിൽ മതിയാ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയൽ ഓടുന്ന ട്രെയിന് മുന്നില്‍നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാക്കള്‍ക്ക് ദാരുണാന്ത്യം നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി Leopard Attack ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി Jude Antony Joseph ‘നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് മരക്കാർ കണ്ടത്; ഒരു സിനിമയേയും എഴുതി തോൽപ്പിക്കാനാകില്ല; മരക്കാർ നമ്മുടെ അഭിമാനം:' Vinod Dua മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു Omicron ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ഇന്ത്യ വിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുമായി; കര്‍ണാടക സര്‍ക്കാര്‍ ടാക്സി യാത്രയ്ക്കിടെ ഡ്രൈവറുടെ സ്വയംഭോഗം; പരാതിയുമായി മാധ്യമപ്രവർത്തക Cyclone ജവാദ് ചുഴലിക്കാറ്റ് ആന്ധ്രയില്‍ 50,000-ലധികം പേരെ മാറ്റിപാർപ്പിച്ച് സർക്കാർ Konijeti Rosaiah| ആന്ധ്ര മുൻമുഖ്യമന്ത്രിയും ഗവർണറുമായിരുന്ന കെ റോസയ്യ അന്തരിച്ചു വിവാഹവിരുന്നിന് ഭക്ഷണം ബാക്കിയായി; പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് യുവതി 'സിനിമ എന്റെ പാഷന്‍; പഠിച്ചത് വക്കീല്‍ പണി, അത് ചെയ്ത് മുന്നോട്ടുപോകും ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍ Covid 19 കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 23 Nanpakal Nerathu Mayakkam 28 ദിവസത്തെ ചിത്രീകരണം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ജപ്പാനീസ് യെൻ അംഗോളൻ ‍ക്വാൻസയിലേക്ക് (JPY/AOA) പരിവർത്തനം ചെയ്യുക ജപ്പാനീസ് യെന്നിന്റെ വിനിമയ നിരക്ക് ചരിത്രം JPY/AOA കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക AOA/JPY കൂടുതൽ വിനിമയ നിരക്കിന്റെ ചരിത്രം കാണുക ജപ്പാനീസ് യെൻ,അംഗോളൻ ‍ക്വാൻസ ഇവയുടെ പരിവർത്തനങ്ങൾ CFA BCEAO ഫ്രാങ്ക് (XOF)CFA BEAC ഫ്രാങ്ക് (XAF)CFP ഫ്രാങ്ക് (XPF)അംഗോളൻ ‍ക്വാൻസ (AOA)അർജൻറീൻ പെസോ (ARS)അർമേനിയൻ ഡ്രാം (AMD)അൽബേനിയൻ ലെക് (ALL)അൾജീരിയൻ ദിനാർ (DZD)അസർബൈജാനി മനത് (AZN)ഇന്തോനേഷ്യൻ റുപിയ (IDR)ഇന്ത്യൻ രൂപ (INR)ഇറാഖി ദിനാർ (IQD)ഇറാനിയൻ റിയാൽ (IRR)ഇസ്രായേലി ന്യൂ ഷെക്കെൽ (ILS)ഈജിപ്‌ഷ്യൻ പൗണ്ട് (EGP)ഉക്രേനിയൻ ഹ്രിവ്‌നിയ (UAH)ഉഗാണ്ടൻ ഷില്ലിംഗ് (UGX)ഉറുഗ്വേയൻ പെസോ (UYU)ഉസ്‌ബെക്കിസ്ഥാൻ സോം (UZS)എത്യോപ്യൻ ബിർ (ETB)ഐസ്‌ലാൻഡിക് ക്രോണ (ISK)ഒമാനി റിയാൽ (OMR)ഓസ്ട്രേലിയൻ ഡോളർ (AUD)കംബോഡിയൻ റീൽ (KHR)കനേഡിയൻ ഡോളർ (CAD)കസാക്കിസ്ഥാൻ ടെംഗെ (KZT)കിർഗിസ്സ്ഥാനി സോം (KGS)കിഴക്കൻ കരീബിയൻ ഡോളർ (XCD)കുവൈറ്റി ദിനാർ (KWD)കെനിയൻ ഷില്ലിംഗ് (KES)കേപ് വെർദിയൻ എസ്‌ക്യുഡോ (CVE)കേമാൻ ഐലൻഡ്‌സ് ഡോളർ (KYD)കൊറിയൻ വോൺ (KRW)കൊളംബിയൻ പെസോ (COP)കോസ്റ്റാ റിക്കൻ കോളൻ (CRC)ക്യൂബൻ പെസോ (CUP)ക്രൊയേഷൻ ക്യുന (HRK)ഖത്തർ റിയാൽ (QAR)ഗാംബിയൻ ദലാസി (GMD)ഗിനിയൻ ഫ്രാങ്ക് (GNF)ഗ്വാട്ടിമാലൻ ക്വെറ്റ്‌സൽ (GTQ)ഘാനയൻ സേഡി (GHS)ചിലിയൻ പെസോ (CLP)ചെക്ക് റിപ്പബ്ലിക് കൊരുണ (CZK)ചൈനീസ് യുവാൻ (CNY)ജപ്പാനീസ് യെൻ (JPY)ജമൈക്കൻ ഡോളർ (JMD)ജോർജ്ജിയൻ ലറി (GEL)ജോർദ്ദാനിയൻ ദിനാർ (JOD)ടർക്കിഷ് ലിറ (TRY)ടാൻസാനിയൻ ഷില്ലിംഗ് (TZS)ടുണീഷ്യൻ ദിനാർ (TND)ട്രിനിഡാഡ് അന്റ് ടുബാഗോ ഡോളർ (TTD)ഡാനിഷ് ക്രോണെ (DKK)ഡൊമിനിക്കൻ പെസോ (DOP)തായ് ബട്ട് (THB)തുർക്ക്‌മെനിസ്ഥാനി മനത് (TMT)ദക്ഷിണാഫ്രിക്കൻ റാൻഡ് (ZAR)ദിജിബൗട്ടിയൻ ഫ്രാങ്ക് (DJF)നമീബിയൻ ഡോളർ (NAD)നിക്കരാഗ്വൻ കോർഡോബ (NIO)നെതർലാൻഡ്‌സ് ആന്റിലൻ ഗിൽഡർ (ANG)നേപ്പാളീസ് റുപ്പീ (NPR)നൈജീരിയൻ നൈറ (NGN)നോർവീജിയൻ ക്രോണെ (NOK)ന്യൂ തായ്‌വാൻ ഡോളർ (TWD)ന്യൂസിലാന്റ് ഡോളർ (NZD)പനാമനിയൻ ബാൽബോവ (PAB)പരാഗ്വേയൻ ഗ്വരനീ (PYG)പാക്കിസ്ഥാനി റുപ്പീ (PKR)പെറുവിയൻ ന്യൂവോ സോൾ (PEN)പോളിഷ് സ്ലോട്ടി (PLN)ഫിജിയൻ ഡോളർ (FJD)ഫിലിപ്പീനി പെസോ (PHP)ബംഗ്ലാദേശി ടാക്ക (BDT)ബറുണ്ടിയൻ ഫ്രാങ്ക് (BIF)ബൾഗേറിയൻ ലെവ് (BGN)ബഹാമിയൻ ഡോളർ (BSD)ബഹ്റൈനി ദിനാർ (BHD)ബാർബഡോസ് ഡോളർ (BBD)ബെർമുഡിയൻ ഡോളർ (BMD)ബെലാറഷ്യൻ റൂബിൾ (BYN)ബെലീസ് ഡോളർ (BZD)ബൊളീവിയൻ ബൊളിവിയാനോ (BOB)ബോട്‌സ്വാനൻ പൂല (BWP)ബ്രസീലിയൻ റിയൽ (BRL)ബ്രിട്ടീഷ് പൗണ്ട് (GBP)ബ്രൂണൈ ഡോളർ (BND)മൗറീഷ്യൻ റുപ്പീ (MUR)മകാനീസ് പതാക്ക (MOP)മലാവിയൻ ക്വാച്ച (MWK)മലേഷ്യൻ റിംഗിറ്റ് (MYR)മാസിഡോണിയൻ ദിനാർ (MKD)മെക്സിക്കൻ പെസോ (MXN)മൊറോക്കൻ ദിർഹം (MAD)മൊൾഡോവൻ ലു (MDL)മ്യാൻമാർ ക്യാട് (MMK)യു.എസ്.ഡോളർ (USD)യുണൈറ്റഡ് അറബ് എമിറേറ്റ്സ് ദിർഹം (AED)യൂറോ (EUR)യെമനി റിയാൽ (YER)റഷ്യൻ റൂബിൾ (RUB)റുവാണ്ടൻ ഫ്രാങ്ക് (RWF)റൊമാനിയൻ ലു (RON)ലാവോഷിയൻ കിപ് (LAK)ലിബിയൻ ദിനാർ (LYD)ലെബനീസ് പൗണ്ട് (LBP)ലെസോതോ ലോത്തി (LSL)വിയറ്റ്നാമീസ് ഡോങ് (VND)വെനിസ്വേലൻ ബൊളീവർ (VES)ശ്രീലങ്കൻ റുപ്പീ (LKR)സൗദി റിയാൽ (SAR)സാംബിയൻ ക്വാച്ച (ZMW)സിംഗപ്പൂർ ഡോളർ (SGD)സീഷെലോയിസ് റുപ്പീ (SCR)സുഡാനീസ് പൗണ്ട് (SDG)സെർബിയൻ ദിനാർ (RSD)സോമാലി ഷില്ലിംഗ് (SOS)സ്വാസി ലിലാൻജനി (SZL)സ്വിസ് ഫ്രാങ്ക് (CHF)സ്വീഡിഷ് ക്രോണ (SEK)ഹംഗേറിയൻ ഫോറിന്റ് (HUF)ഹെയ്‌തിയൻ ഗൗഡ് (HTG)ഹോങ്കോങ്ങ് ഡോളർ (HKD)ഹോണ്ടുറൻ ലെംപിറ (HNL) ഒരു അണുവിഘടനം മറ്റൊരു അണുവിന്റെ വിഘടനത്തിന് കാരണമാകുന്ന രീതിയിൽ ഈ വിഘടനപ്രവർത്തനങ്ങൾ ഒരു ശ്രേണിയായി തുടരുന്നതിനെയാണ് ആണവ ചെയിൻ റിയാക്ഷൻ എന്നു പറയുന്നത്. അണുവിഘടനം നടക്കുമ്പോൾ അണുകേന്ദ്രം ന്യൂട്രോണുകളെ ഉത്സർജ്ജിച്ചുകൊണ്ടാണ് രണ്ടായി പിളരുന്നത്. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിക്കാനിടവരുകയും അങ്ങനെ അവക്ക് വിഘടനം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതൽ ന്യൂട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്നു. ഈ ന്യൂട്രോണുകൾ വീണ്ടും അണുകേന്ദ്രങ്ങളെ പിളരുകയും ഈ പ്രവർത്തനം ഒരു ചങ്ങലയായി തുടരുകയും ചെയ്യുന്നു. 1. യുറേനിയം 235 അണു ഒരു ന്യൂട്രോണിനെ ആഗിരണം ചെയ്ത് വിഘടനത്തിന്‌ വിധേയമായി രണ്ട് അണുക്കളായി മാറുന്നു. ഇതോടൊപ്പം മൂന്നു പുതിയ ന്യൂട്രോണുകളേയും ബന്ധനോർജ്ജവും ഉത്സർജ്ജിക്കുന്നു. 2. ഇതിലെ ഒരു ന്യൂട്രോൺ ഒരു യുറേനിയം 238 അണുവിൽ പതിക്കുകയും അത് അതിനെ ആഗിരണം ചെയ്യുകയും ചെയ്യുന്നു; എന്നാൽ തുടർപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. മറ്റൊരു ന്യൂട്രോൺ അണുക്കളിലൊന്നും പതിക്കാതെ രക്ഷപ്പെട്ടു പോകുന്നു; ഇതും മറ്റു പ്രവർത്തനങ്ങൾക്ക് ഹേതുവാകുന്നില്ല. എന്നാൽ മൂന്നാമതൊരു ന്യൂട്രോൺ മറ്റൊരു യുറേനിയം 235 അണുവിൽ പതിക്കുകയും അതിനെ വിഘടിപ്പിച്ച് ഊർജ്ജത്തോടൊപ്പം രണ്ടു ന്യൂട്രോണുകളെ സ്വതന്ത്രമാക്കുന്നു. 3. സ്വതന്ത്രമാക്കപ്പെട്ട രണ്ടു ന്യൂട്രോണുകളും രണ്ടു യുറേനിയം അണുക്കളുമായി കൂട്ടിയിടിച്ച് അവയെ വിഘടിപ്പിച്ച് രണ്ടോ മൂന്നോ ന്യൂട്രോണുകളെ വീതം സ്വതന്ത്രമാക്കുന്നു. ഇങ്ങനെ ഈ ന്യൂട്രോണുകൾ ചെയിൻ റിയാക്ഷനെ നിലനിർത്തുന്നു. ക്രിട്ടിക്കൽ മാസ്സ് എന്നു പറയുന്ന ഒരു നിശ്ചിത പിണ്ഡം പ്ലൂട്ടോണിയമോ യുറേനിയമോ ഉണ്ടായിരുന്നാൽ മാത്രമേ ചെയിൻ റിയാക്ഷൻ നടക്കുകയുള്ളൂ. ചെയിൻ റിയാക്ഷൻ നിലനിൽക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ അളവ് ദ്രവ്യത്തെയാണ് ക്രിട്ടിക്കൽ മാസ്സ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. യുറേനിയത്തിന്റെ പിണ്ഡം ഈ നിശ്ചിത പിണ്ഡത്തിൽ കുറവാണെങ്കിൽ വിഘടനം തുടങ്ങുമ്പോഴുണ്ടാകുന്ന ന്യൂട്രോണുകൾ അതിൽ നിന്നു രക്ഷപ്പെടുകയും ചെയിൻ റിയാക്ഷൻ നിലക്കുകയും ചെയ്യുന്നു. 1913-ൽ ജർമ്മൻ രസതന്ത്രജ്ഞനായ മാക്സ് ബോഡെൻസ്റ്റീൻ ആദ്യമായി കെമിക്കൽ-ന്യൂക്ലിയർ-ചെയിൻ-റിയാക്ഷൻ മുന്നോട്ടുവച്ചു. ന്യൂക്ലിയർ ചെയിൻ റിയാക്ഷനുകൾ മുന്നോട്ടുവയ്ക്കുന്നതിനു മുമ്പ് വളരെ നന്നായി മനസ്സിലാക്കിയിരുന്നു 1] രാസസ്ഫോടനങ്ങളിൽ പ്രത്യാഘാതങ്ങൾ വർദ്ധിപ്പിക്കാൻ കെമിക്കൽ ചെയിൻ റിയാക്ഷൻ ഉത്തരവാദിയാണെന്ന് മനസ്സിലാക്കിയിരുന്നു. 1933 സെപ്തംബർ 12 ന് ഹങ്കേറിയൻ ശാസ്ത്രജ്ഞനായ ലിയോ സ്വിലാർഡ് (Leo Szilard) ന്യൂക്ലിയർ ചെയിൻ റിയാക്ഷനെക്കുറിച്ച് അദ്ദേഹത്തിൻറെ ഊഹങ്ങളും നിഗമനങ്ങളും ആദ്യമായി റിപ്പോർട്ടുചെയ്തിരുന്നു 2]ഒരു രാസത്വരകം ഉപയോഗിച്ച് ലിഥിയം -7 ലെ പ്രോട്ടോണുകളെ വേർതിരിച്ച് ആൽഫ കണങ്ങളാക്കാമെന്നതിൻ്റെ പരീക്ഷണം ആ പ്രഭാതത്തിലെ ഒരു ലണ്ടൻ പേപ്പറിൽ സ്വിലാർഡ് വായിക്കാനിടയായി. ഡോർലിങ് കിൻഡർസ്ലെയ് കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് ലേഖകൻ: നീൽ ആർഡ്‌ലി ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 06:54, 11 ജൂലൈ 2019. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. മെർക്കുറി: ബുധൻ മഞ്ഞ വസ്ത്രം ധരിച്ച് റോസ് പൂക്കളുടെ മാല ധരിക്കുന്നു. അവന്റെ ശരീരത്തിന്റെ തിളക്കവും തിളക്കവും പൂവിടുന്ന ഒലിയാൻഡറിനെ പോലെയാണ്. അവന്റെ മൂന്ന് കൈകളിലും യഥാക്രമം ഒരു വാളും ഒരു കവചവും ഉണ്ട്, അനുഗ്രഹകരമായ പോസിൽ അവന്റെ നാലാമത്തെ കൈ ഉയർത്തിപ്പിടിക്കുന്നു. അവന്റെ തലയിൽ ഒരു സ്വർണ്ണ കിരീടവും മുടിയിൽ മനോഹരമായ മാലയും ഉണ്ട്. അവന്റെ കാറിൽ ഒരു സിംഹമുണ്ട്. ബുധന്റെ പിതാവ് പറയുന്നതനുസരിച്ച് ‘അത്തരവേദം’ ചന്ദ്രനും താര അവന്റെ അമ്മയുമാണ്. ബുദ്ധി കാരണം ബ്രഹ്മാവ് അദ്ദേഹത്തിന് മെർക്കുറി എന്ന പേര് നൽകി. എല്ലാ വേദഗ്രന്ഥങ്ങളിലും അദ്ദേഹം യോഗ്യനാണ്, ആകാശം പോലെ തിളക്കമുള്ളവനാണ്, ശ്രീമദ് ഭാഗവത്. ബുധന്റെ പിതാവ് പറയുന്നതനുസരിച്ച് ‘അത്തരവേദം’ ചന്ദ്രനും താര അവന്റെ അമ്മയുമാണ്. ബുദ്ധി കാരണം ബ്രഹ്മാവ് അദ്ദേഹത്തിന് മെർക്കുറി എന്ന പേര് നൽകി. എല്ലാ വേദഗ്രന്ഥങ്ങളിലും അദ്ദേഹം യോഗ്യനാണ്, ആകാശം പോലെ തിളക്കമുള്ളവനാണ്, ശ്രീമദ് ഭാഗവത്. ശ്രീമദ് ഭാഗവത് (5 22-13) അനുസരിച്ച് ഏകദേശം 2,00,000 യോജനങ്ങൾ (ശുക്രനിൽ നിന്ന് 2400,000 കിലോമീറ്റർ) മെർക്കുറിയിൽ സ്ഥിതിചെയ്യുന്നു. ബുധനെ ഒരു ശുഭസൂചകമായി കണക്കാക്കുന്നു, പക്ഷേ അത് ആകസ്മികമായി ലംഘിക്കുകയാണെങ്കിൽ, പ്രകൃതിദുരന്തങ്ങളായ ഡ്രാഫ്റ്റുകൾ, കൊടുങ്കാറ്റുകൾ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത. സംക്രമണ സമയം – 30 ദിവസം മെർക്കുറിയുടെ പരമദേവനാണ് മഹാവിഷ്ണു. രാശിചക്ര പ്രഭു ജെമിനി, കന്നി എന്നിവയാണ് ബുധൻ. ഏതൊരു അമാവാസ്യത്തിലും (ചന്ദ്രനില്ലാത്ത രാത്രി) ഈ ലോകത്തിന്റെ സമാധാനത്തിനായി നോമ്പുകൾ പിന്തുടരണം, ശരീരം മരതകം കൊണ്ട് അലങ്കരിക്കണം. ആനക്കൊമ്പ്, പച്ചവസ്ത്രം, പവിഴം, മരതകം, സ്വർണ്ണ കർപ്പൂരം, വാൾ, പഴം, നെയ്യ് എന്നിവ ബ്രാഹ്മണർക്ക് സംഭാവന ചെയ്തുകൊണ്ട് മെർക്കുറി പോലും നിറവേറ്റപ്പെടുന്നു. ഈ സ്ഥലം സന്ദർശിക്കുന്ന പലർക്കും പുത്തിര ദോഷം, മോശം ഗവേഷണം, മാനസികരോഗങ്ങൾ, നാഡി തകരാറുകൾ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. കല, കവിത, ജ്യോതിഷം, ഗണിതം, ശില്പം, രോഗശാന്തി, ഭാഷാ വൈദഗ്ദ്ധ്യം എന്നിവയാണ് ബുഡാന്റെ ഗുണപരമായ വശങ്ങൾ. ഇലൈ ബുഡാന്റെ ഭാര്യയാണ്. അദ്ധ്യക്ഷത വഹിക്കുന്ന ദേവതകൾ സ്വീഡരന്യേശ്വരറും അദ്ദേഹത്തിന്റെ ഭാര്യ അംബലും ആണ്. മിഥുനത്തിന്റെയും കന്നി റാസിയുടെയും കർത്താവായ ബുഡാൻ നോർത്ത് ഈസ്റ്റിന്റെ ദിശയെ അഭിമുഖീകരിക്കുന്നു. ആധിദേവൻ വിഷ്ണുവും പ്രത്യാഠദേവത നാരായണനുമാണ്; ഇതിന്റെ നിറം ഇളം പച്ചയാണ്; അതിന്റെ വാഹന-കുതിര; ഇതുമായി ബന്ധപ്പെട്ട ധാന്യം നിറയെ പച്ച മൂംഗ് ധാൽ ആണ്; പുഷ്പം-വെളുത്ത കാന്തൽ പൂക്കൾ; ടിഷ്യു- പച്ച തുണി; gem-maragadam; ഭക്ഷണം-അരി മൂംഗ് ധാൽ പൊടി കലർത്തി. എന്നിരുന്നാലും, ബുധന്റെ തനതായ സ്ഥലമായ ബുദ്ധ സ്ഥാല എന്നാണ് തിരുവെങ്കട ക്ഷേത്രം അറിയപ്പെടുന്നത്. ബുദ്ധൻ വിശാലവും ശുഭകരവുമായ ഒരു ലോകമാണ്, ബുദ്ധിയെ സേവിക്കുന്നു, അതായത്, ജ്ഞാനം, അതാണ് അദ്ദേഹത്തിന്റെ പേരിന്റെ വിശദീകരണം. അതിനാൽ അദ്ദേഹത്തിന് ബുദ്ധ കാരക, അറിവിന്റെ നാഥൻ എന്ന് പേരിട്ടു. വിവരങ്ങൾ, ശബ്ദം, ആശയവിനിമയ കഴിവുകൾ മുതലായ വിവിധ ഫാക്കൽറ്റികളെയും അദ്ദേഹം സൂചിപ്പിക്കുന്നു. ഇവിടെ, ബുദ്ധനെ ഒരു പ്രത്യേക ക്ഷേത്രത്തിൽ ആരാധിക്കാം, അദ്ദേഹത്തിന്റെ അനുഗ്രഹം മന്ദബുദ്ധി, നാഡീ ക്ഷീണം, പുത്ര ദോഷം എന്നിവ ഇല്ലാതാക്കുമെന്നും ഗവേഷണ കഴിവുകൾ, ഉന്നത വിദ്യാഭ്യാസം, സൃഷ്ടിപരമായ കഴിവുകൾ, സംഗീത കഴിവ്, എഴുത്ത് തുടങ്ങിയവ ഇല്ലാതാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നടരാജൻ, മുരുക, കാളി, ദുർഗായ് തുടങ്ങിയ ദേവതകൾക്കും ഇവിടെ ആരാധനാലയങ്ങളുണ്ട്. നടരാജൻ ഇവിടെ ഹസ്തി നടാനത്തിന്റെ നൃത്ത ശൈലി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഈ സ്ഥലം ആധി ചിദംബരം എന്നും അറിയപ്പെടുന്നു. ബനിയൻ, വിൽവം, ഗോൾഡൻ ഷവർ മരങ്ങളെ ക്ഷേത്രത്തിന്റെ വിശുദ്ധ സസ്യങ്ങളായ സ്റ്റാല വൃക്ഷം എന്ന് വിളിക്കുന്നു. നവഗ്രഹ യാത്ര, ടൂർ പാക്കേജുകൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക. മൂന്ന് വശങ്ങളിലും നരച്ച ഓല മെടഞ്ഞു കെട്ടിയ ആ ചെറിയ വീടിനുള്ളിലേക്ക് സൂര്യന്റെ ചെറുവെളിച്ചം അരിച്ചു വീഴാൻ തുടങ്ങിയിരുന്നു.വക്കൊടിഞ്ഞ പലകക്കട്ടിലിന്റെ വലത്തേയറ്റത്ത് തെല്ലൊരു ആലസ്യത്തോടെ വീണ കറുത്ത കൈവിരലിലൂടെ ഒരു തുള്ളി വിയർപ്പ്. അത് നിലത്ത് വീണുകിടന്നിരുന്ന തേയിലക്കിളുന്തിനെ ചെറുതായി നനച്ചു. അങ്ങിങ്ങായി പണ്ടേ കീറിയിരുന്ന ഉടുപ്പ് നേരെയാക്കി അവൾ എഴുന്നേൽക്കാൻ ഭാവിച്ചു. ഷർട്ടിന്റെ ചുവട്ടിലെ പൊട്ടിയ കുടുക്ക്, കഷ്ടപ്പെട്ട് നേരെയാക്കി അവൾ തലമുടി വടക്കെട്ട് കെട്ടി. തൊട്ടടുത്ത് കിടന്നിരുന്നയാൾ പതിയെ എഴുന്നേറ്റ് തെങ്ങിൻ വരിച്ചിലിൽ തീർത്ത ജനാലയിൽ ചെറു ചണനാര് കൊണ്ട് കെട്ടിയ, വക്ക് പൊട്ടിയ കണ്ണാടിയിൽ നോക്കി തല ചീകി. അയാൾ മീശയിൽ നിന്ന് ചീർപ്പിന്റെ പല്ല് പറിച്ച് തലയിലേക്ക് നട്ടുകൊണ്ട് ചോദിച്ചു. ഒരേ സമയം ബഹുമാനവും, ചെറു ഭയവും മുഖത്ത് തെളിഞ്ഞത് അവളിലെ സ്വാഭാവിക സൗന്ദര്യത്തിന്റെ മാറ്റ് കുറച്ചത് പോലെ തോന്നിച്ചു. എണ്ണക്കറുപ്പിനോട് ഒട്ടി നിന്നിരുന്ന കുപ്പിവള ചില്ലുകളിൽ കാല് പതിയാതെ അവൾ എഴുന്നേറ്റു നിന്നു. സ്വതവേ കാർക്കശ്യം മുഖത്തൊട്ടിച്ച പോലെ തോന്നിച്ച അയാൾ ഒന്ന് മൂളി. അയാൾക്ക് ബാക്കി എല്ലാം മനസ്സിലായി എന്നോ, അയാൾക്ക് അതിൽ കൂടുതൽ കേൾക്കണ്ടായിരുന്നോ എന്നറിയാൻ മെനക്കെടാതെ കട്ടിലിന് ചുവട്ടിൽ കിടന്നിരുന്ന പിന്നെടുത്ത് അവൾ ഷർട്ടിൽ കുത്തി. കുടുക്ക് പൊട്ടിയതിന് മീതെ പിന്നിന്റെ ആധിപത്യം വെളിപ്പെട്ടു. വണ്ടിയിൽ കയറുന്നതിന് മുന്നേ അയാൾ ഒരു ചോദ്യം കൂടെ ചോദിച്ചു. അയാളുടെ മനസിൽ ഒരു പക്ഷെ അന്നത്തേക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്ന അവസാന ചോദ്യമായി തോന്നിയതാകാം അത്. “നിനക്ക് ഉടുക്കാൻ വേറെ ഒന്നും ഇല്ലേ? ഇതും ഇതുപോലെ തോന്നിക്കുന്ന മറ്റൊരു ഉടുപ്പും…ങ്ങും?” അവൾ ചോദ്യത്തിലെ കൗതുകത്തിന് ചിന്തകളെ വിടാതെ ആരോടോ പറയാൻ കരുതി വച്ചിരുന്ന മറുപടി പറഞ്ഞു. “എന്റെ അല്ല…അച്ഛന്റെയായിരുന്നു …അങ്ങനെ ഒരാൾ ഉണ്ടായിരുന്നു…നാല് കൊല്ലം മുൻപ് എങ്ങോട്ടോ ഇറങ്ങിപ്പോയി…ഒസ്യത്തിന് നിന്നില്ല ഞാൻ…രണ്ട് ഷർട്ടും ഇങ്ങെടുത്തു..അച്ഛനെന്ന് വിളിക്കാൻ അമ്മ പറഞ്ഞോണ്ട് വിളിച്ചതായിരുന്നു…ശരിക്കും എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ എസ്റ്റേറ്റിൽ സെക്യരൂരിറ്റി പണിക്ക് വന്നയാളാ അമ്മ അങ്ങനെ വിളിക്കാൻ പറഞ്ഞു, ഞാൻ വിളിച്ചു…പിന്നെ അമ്മ മരിച്ചപ്പോൾ…അമ്മയുടെ മണം ഇവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടക്കിടെ കയറി വന്നു…അടുക്കളക്ക്… ചാളക്കറിക്ക് കലക്കി വച്ചിരുന്ന മുളക് കൂട്ടെടുത്ത് മുഖത്തൊഴിച്ചു കൊടുത്തു ഞാൻ….അന്നേവരെ മീൻകാരി പെമ്പിളമാർ പറഞ്ഞു കേട്ടിട്ടുള്ളതിൽ വച്ച് നല്ല നാലെണ്ണം പറഞ്ഞു. അതെങ്ങനെ പറയാൻ പറ്റി എന്നതോർത്ത് രണ്ട് നാള് ഞാൻ നേരെ ഉറങ്ങീല…” ആദ്യത്തെ മൂന്ന് നാല് വരികളൊഴിച്ച് അയാളൊന്നും കേട്ടില്ലാന്ന് തോന്നിച്ചു. അവൾ പറഞ്ഞു തീർത്ത് മുഖം ഉയർത്തുമ്പോഴേക്കും ജീപ്പിന്റെ പിൻചക്രങ്ങൾ മൺപാത താണ്ടി, രാജപാത മുത്തി മുന്നോട്ട് കടന്നിരുന്നു. ആരെങ്കിലും എന്നെങ്കിലും വന്ന് ചോദിക്കുവാണേൽ അന്നേരം വാക്കുകൾക്ക് വേണ്ടി ഓടേണ്ടല്ലോ! പാട്ടുപുസ്തകം കാണാതെ പഠിക്കാറുള്ള കുട്ടിയുടെ അനുസരണയോടെ എന്നൊക്കെയോ മനസ് പറഞ്ഞു പഠിപ്പിച്ചത് ആദ്യമായും അവസാനമായും അവൾ പറഞ്ഞത് അന്നായിരുന്നു. അയാൾ വണ്ടിയുടെ പിൻസീറ്റിലിരുന്ന മർഫി റേഡിയോ മുന്നിലേക്ക് വച്ച് ഏതോ ചാനൽ ട്യൂൺ ചെയ്ത് മുന്നോട്ട് പോയി. തലേന്ന് രാത്രിയിലേക്ക് കഴിക്കാനായി മാറ്റി വച്ചിരുന്ന കുറച്ചു പറ്റും ചാളച്ചാറും അവൾ മൺപാത്രത്തിലേക്ക് മാറ്റി. ചൂട് കൊണ്ട് ചാളയുടെ മൂപ്പൊത്ത മണം പോയിരുന്നു. അതിലേക്ക് അറിയാതെ ഓടിയ കൈവിരൽ, എന്തോ ഓർത്ത് അവൾ തിരികെ വലിച്ചു. ഓടിച്ചെന്ന് ഷർട്ടിലെ പൊട്ടിയ കുടുക്ക് മാറ്റി, കോളറിൽ നിന്ന് പറിച്ച് നല്ല ഘനത്തിൽ തുന്നിച്ചേർത്തു. പുറത്തേക്ക് തള്ളി നിന്ന നൂൽ, പല്ലുകൾ ചേർത്ത് കടിച്ച് നേരെയാക്കി. കരപ്പൻ കുത്തിയ ഷർട്ടിനെ അവൾ തിളയ്ക്കുന്ന വെള്ളത്തിൽ മുക്കി. തിരികെ വന്നപ്പോൾ മൺചട്ടിയിൽ ഉറുമ്പുകളുടെ അപ്രഖ്യാപിത റൂട്ട് മാർച്ച് നടക്കുന്നുണ്ടായിരുന്നു. അന്ന് രാത്രിയും അയാൾ വന്നു. മീൻ കറി കൂട്ടി ഉണ്ടു. നെയ്ച്ചൂര. ചട്ടിയിൽ പറ്റിച്ചു വയ്ച്ചത്… മുകളിലായി നരകത്തില മുറിച്ചിട്ടതിന്റെ ആസ്വാദ്യത അയാളുടെ കണ്ണുകളിൽ തിളക്കമായി നിൽക്കുന്നത് അവൾ കണ്ടു… മീൻചാറിന്റെ മിച്ചവും, ബാക്കി വന്ന നാലഞ്ച് വറ്റും ചട്ടിയിലിട്ട് കുഴച്ച് നാവിനെ പറ്റിച്ച് അവൾ കട്ടിലെന്ന സ്വകാര്യ അഹങ്കാരത്തിലേക്കെന്ന വണ്ണം നടന്നു. പോകുന്നതിനിടയിൽ അരികിലിരുന്ന മൺകൂജയെടുത്ത് വായുവിലേക്കുയർത്തി. ഒരു തുള്ളി അടർന്ന് അവളുടെ ചുണ്ടിലേക്ക് വീണു. വിശപ്പ് പോലെ കെട്ടി വയ്ക്കാവുന്നതല്ല പലതും എന്നോർത്തത് കൊണ്ടാവണം, അവൾ നേരത്തെ തന്നെ കൈയ്യിൽ നിന്ന് മാറ്റിവച്ചിരുന്ന ഒരു കുപ്പിവള ഭദ്രമായി, ചെളി കെട്ടിയുയർത്തിയ അടുക്കളച്ചുമരിന് മുകളിലേക്ക് കയറ്റി വച്ചു. തലേന്ന് സൂര്യൻ വന്ന വിടവിലൂടെ അനുവാദമില്ലാതെ വന്ന കാറ്റ് മണ്ണെണ്ണ വിളക്കിനെ കെടുത്തി കടന്നു പോയി. പിറ്റേന്ന് രാവിലെ, അവൾ വാരി വിതറിയ മുടിയിഴകൾ ചേർത്ത് കെട്ടുന്നതിന് മുന്നേ അയാൾ ചോദിച്ചു. “എൻ്റെ കൂടെ വന്നോ… ഇവിടെ ഇല്ലാത്ത ഒന്ന് അവിടെ കിട്ടും…” അയാളുടെ മുന്നിൽ ആദ്യമായി അവൾ ചിന്തിച്ചു എന്ന് തോന്നിച്ച നിമിഷം. അയാളുടെ ചുണ്ടിൽ നിന്ന് ആദ്യമായി വേറിട്ടൊരു വികാരം അവൾ കണ്ടു. “മഴ….ഇവിടത്തെ പോലെ ചാറ്റൽ അല്ല…ചവിട്ടി തിമിർക്കുന്ന മഴ.” വക്കു പൊട്ടിയ കണ്ണാടി നോക്കി, അയാൾ വെളുത്ത് തുടുത്ത മുഖത്തെ വരമ്പ് മീശ ഒന്ന് തൂത്തു. കഷ്ടപ്പെട്ട് മീശരോമങ്ങളെ വരി നിറുത്തിച്ചു. ഒന്ന് തിരിഞ്ഞ് പുറത്തേക്ക് നോക്കി ഒരു കാജാ കവർ പൊട്ടിച്ചു. ജീപ്പ് തമിഴ്‌നാട് – കേരള അതിർത്തി കടന്നു. പിന്നിലെ റേഡിയോ മുന്നിലേക്ക് തരാൻ അയാൾ ആവശ്യപ്പെട്ടു. അനുസരണയോടെ അവൾ റേഡിയോ മുന്നിലേക്ക് കൊടുത്തു. ഇരച്ചു മൂളിക്കൊണ്ട് റേഡിയോ നീരസം അറിയിച്ചു. “അടുത്ത പ്രിയ ഗാനം ജോൺസൺ മാഷുടെ സംഗീതത്തിൽ കഴിഞ്ഞ മാസം പുറത്തിറങ്ങിയ …” പിന്നെയും നീണ്ട ഇരമ്പലിനൊടുവിൽ റേഡിയോ “തങ്കത്തോണി” പാടിത്തുടങ്ങി. ആ ആറ് മണിക്കൂർ യാത്രക്കിടയിൽ അയാൾ അവളോട് ആകെ ചോദിച്ചത് ‘വിശക്കുന്നുണ്ടോ’ എന്ന് മാത്രമായിരുന്നു. കുടലിന്റെ വളവുകൾ നിവരുന്ന വണ്ണം ആദ്യമായി അവൾ കഴിച്ചു. എവിടെ നിന്നോ വന്ന ഒരു ധൈര്യത്തോടെ അവൾ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന് അയാളോടായി ചോദിച്ചു. തട പുകയില റോഡിലേക്ക് തുപ്പി അയാൾ ഒന്ന് കാറി. “നാട്ടിലേക്ക്…അവിടെ ഒരു സ്ഥലമുണ്ട്…കഴിഞ്ഞ മാസം വരെ അവിടത്തെ കാര്യം നോക്കിയിരുന്ന ആള് തീർന്നു. നാണു നാടാര്… ഇനി നിനക്കാണ് …” സമയം ഏതാണ്ട് നാലര കഴിഞ്ഞപ്പോൾ ജീപ്പ്, പുഴയോട് ചേർന്നുള്ള ചെറിയ തെങ്ങിൻ തോപ്പിൽ എത്തി. പാതിമയക്കം മുറിഞ്ഞ മുഷിച്ചിൽ പുറത്തു കാണിക്കാതെ അവൾ പുറത്തേക്ക് നോക്കി. ചെറുതായി ചിതല് പിടിച്ചു തുടങ്ങിയ വാതിൽ തള്ളി, അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു. മൂന്ന് നാളിനുള്ളിൽ പഴയ പ്രതാപത്തോടെ ഷാപ്പിന്റെ ബോർഡ് ഉയർന്നു വന്നു. ആദ്യമാദ്യം വന്നവർ നാവിന്റെ രുചിമുകുളങ്ങളെ ത്രസിപ്പിച്ച അവളുടെ കൈപ്പുണ്യത്തെ പുകഴ്ത്തി. ചിലർ പകൽ ഒന്നും രണ്ടും തവണ ‘പുലരി’ മോന്തി വന്നുപോയിക്കൊണ്ടിരുന്നു. അന്തിക്കും ആള് കൂടി വന്നു . രാത്രി ഏറെ വൈകിയും ചിലർ അവളുടെ പേര് അന്വേഷിച്ചു വന്നു തുടങ്ങി. ചിലരോട് മുളക് കറിയും, ചിലരോട് തലേന്നത്തെ മീന്തല കഴുകിയ വെള്ളവും മറുപടി പറഞ്ഞു വന്നു. കിളിന്ത് നുള്ളാൻ കൈയ്യിലുണ്ടാകാറുള്ള വായ്ത്തല വളഞ്ഞ ചെറു കത്തി അവൾ പൊടി തട്ടി വച്ചു. പിന്നെപ്പിന്നെ അവളുടെ കറുത്തു തടിച്ച വയറിനും ഉടുത്ത ലുങ്കിക്കും ഇടയിൽ ഞാണ്ടു കിടക്കാനുള്ള യോഗം ആ കത്തിപ്പിടിക്കുണ്ടായി. അവൾ മുടക്കം വരാതെ കത്തിക്ക് മൂർച്ച കൂട്ടിക്കൊണ്ടേ ഇരുന്നു. എല്ലാ ബുധനാഴ്ചയും മുതലാളി ആ ആഴ്ചത്തെ കളക്ഷൻ വാങ്ങാൻ വന്നു. നിറുത്തിക്കെട്ടി, വിറക് കൂട്ടി, പാതി ചുട്ട അയലയുടെ തോല് പൊളിച്ച് അവൾ മുളക് പുരട്ടി. ഇരു വശങ്ങളും കത്തി കൊണ്ട് കോറി, ഉപ്പ് വെള്ളം തൂകി. വീണ്ടും ചുടാൻ നിറുത്തി. അതിന് മുകളിലൂടെ ഇരുമ്പൻ പുളിയുടെ ചാറും, ചുട്ട തേങ്ങാച്ചാറും പിഴിഞ്ഞൊഴിച്ചു. കൂടെ നൂറു മുട്ടൻ കപ്പയും ചുട്ടു. അയാൾക്ക് മുന്നിലെത്തുന്നതിന് മുന്നേ നന്നായി ഞെരടിയെടുത്ത കുരുമുളകും ഇത്തിരി പെരും ജീരകവും പൊടിച്ചു തൂകി. രണ്ട് നുള്ള് കറിവേപ്പില ചീന്തിയെടുത്ത് അയലപ്പുറത്ത് പരത്തി. കപ്പ തോല് പൊളിച്ച്, താമര ഇലയിൽ പൊതിഞ്ഞ് മുതലാളിയുടെ മുന്നിൽ കൊണ്ട് വച്ചു. ചുട്ട അയലയും വരാല് വറുത്തതും അരികിലായി വച്ച് അവൾ മാറി നിന്നു. ഒന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ മുതലാളി ഷാപ്പിന് പുറത്തേക്ക് വന്നു. ഷാപ്പിലേക്ക് വരാൻ ഉപയോഗിച്ച വള്ളം തെങ്ങിനോട് ചേർത്ത് കെട്ടി. അയാൾ വീണ്ടും ഷാപ്പിനുള്ളിലേക്ക് കയറി കതകിന്റെ കൊളുത്തിട്ടു. പതിവ് തെറ്റിച്ച് നാല് അന്തി മോന്തി. ഷർട്ടിലെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ മടക്കി അവളെ ഏൽപ്പിച്ചു. ഷാപ്പിന്റെ പിന്നിലെ ചെറുപുരയിലേക്ക് കടന്ന് അയാൾ നല്ലൊരേമ്പക്കം കാച്ചി. മേനകയെ അടുത്ത് ചേർത്തിരുത്തി അയാളെന്തൊക്കെയോ പറഞ്ഞു തുടങ്ങി. “ഈ ഷാപ്പ് നീയെടുത്തോ…ഇന്ന് രാവിലെ ഇതും, ഇതിനോട് ചേർന്ന ഏഴര സെന്റും നിന്റെ പേരിൽ പ്രമാണം ചെയ്യാൻ ഏൽപ്പിച്ചു ഞാൻ…” പിന്നെയും എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.. ആ ചെറിയ മുറിയിലെ അരണ്ട റാന്തൽ വെട്ടം തീരുന്നതിന് മുന്നേ അയാളുടെ വായിൽ നിന്ന് അതും വീണു. “ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്… രണ്ട് ഡോക്ടർമാർ പറഞ്ഞു…അതോണ്ടാ കിഴക്കീന്ന് അവളെ കെട്ടിയത്…കെട്ടുമ്പോൾ അവൾക്ക് ഒന്നര മാസം…അത് കൊണ്ടെന്താ… അവൾടപ്പൻ നാല് ഏക്കർ റബ്ബറാ എൻ്റെ പേരിൽ എഴുതിച്ചത്… പിന്നെ ചെറുതോണിയിൽ ഒരു തോട്ടവും…അതേ നിനക്കറിയുവോ….ഈ അന്തോണിച്ചന് കൊച്ചുങ്ങൾ ഉണ്ടാവൂലാന്ന്….രണ്ടു ഡോക്ടർമാർ പറഞ്ഞു….നാല് ഏക്കർ റബ്ബർ… ചെറുതോണിയിൽ തോട്ടം….” പിറ്റേന്ന് സൂര്യൻ എണീക്കുന്നതിനു മുന്നേ അന്തോണിച്ചൻ എഴുന്നേറ്റു. അവൾ അയാളോട് എന്തോ പറയാനായി തുനിഞ്ഞു. പതിവ് പോലെ അവൾ പറയുന്നത് കേൾക്കാനുള്ള ക്ഷമ കാണിക്കാതെ തലേന്നിട്ടിരുന്ന ഉടുപ്പ് ചുമരിൽ തൂക്കിയിട്ട് മറ്റൊരു ഉടുപ്പിട്ട് അയാൾ വള്ളം തുഴഞ്ഞ് വീട്ടിലേക്ക് പോയി. ആൾക്കാർ കൂടി വന്നു. മധുര കള്ളിനേക്കാൾ കപ്പയും, അതിനേക്കാൾ മീൻകറിക്കും പ്രിയമേറി. ഒരു വെള്ളിയാഴ്ച ഷാപ്പിന് മുന്നിൽ വള്ളത്തിൽ വളക്കച്ചവടത്തിന് വന്ന ത്രേസ്യ ചേട്ടത്തിയും മോനും ഷാപ്പ് നോക്കി കൂകി. മേനക പുറത്ത് വന്ന്, നിറമുള്ള കുറെ വളകൾ നോക്കി. ഒടുവിൽ കൈക്ക് പാകമായ ഏഴ് കുപ്പിവളകൾ എടുത്തു. കറുത്തത്. അതും പറഞ്ഞ്, കാശ് കൊടുത്ത് പടവ് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു കൊളുത്ത് അനുഭവപ്പെട്ടു. ത്രേസ്യചേട്ടത്തി, മകനോട് ഇത്തിരി നീങ്ങി ഇരിക്കാൻ പറഞ്ഞിട്ട് അവളോടായി ചോദിച്ചു. അത്ര ലാഘവത്തോടെ അവൾ ആ ചോദ്യത്തിന് മറുപടി പറയുമെന്ന് ത്രേസ്യ ചേട്ടത്തി കരുതിക്കാണില്ല. അവർ വള്ളത്തിന്റെ മുന പടിവക്ക് കടക്കുന്നത് വരെ മേനകയെ തന്നെ നോക്കി ഇരുന്നു. ഷാപ്പിന് മുന്നിലെ നാരകത്തിന് അടുത്ത് ചെന്ന് അവൾ അനങ്ങാതെ നിന്നു. സമയം ഏഴാകുന്നതേ ഉണ്ടായിരുന്നുള്ളൂ.. ഒരു മനം പിരട്ടൽ… നല്ല പോലെ ഒന്ന് ചുമച്ച് തുപ്പി. ഒരു പുളിച്ചു തികട്ടൽ പോലെ. തുപ്പൽ വീണ നാരകത്തില നുള്ളിക്കളഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. പുലരിക്കള്ള് ചെത്തി പാനയിൽ ഒഴിച്ചവർ അവളെ നോക്കി കള്ള് പതച്ചു പൊങ്ങി. അവളെ കാണാൻ ഇല്ല അടുക്കളയിൽ നിന്ന് ഒച്ചയൊന്നും കേൾക്കുന്നുമില്ല. “സാധാരണ ഈ സമയത്തു പുറത്ത് നിൽക്കേണ്ടതാണല്ലോ പോട്ടെ…നാളത്തേക്ക് കൂട്ടാം..” ഷാപ്പ് കഴിഞ്ഞാൽ പിന്നെയുള്ളത് ഒരു ഓല മേഞ്ഞ ചെറിയ വീടാണ് അത്രയിടം പോയി ത്രേസ്യ ചേട്ടത്തിയും മകനും വള്ളം തിരിച്ചു. “നീ കൈനഗിരീന്ന് ഇത്തിരി ഞണ്ട് വാങ്ങിക്കോ..ഞാൻ വന്നോളാം..” അത് പറഞ്ഞ് ത്രേസ്യ ചേട്ടത്തി വള്ളത്തിൽ നിന്നറങ്ങി ഷാപ്പിലേക്ക് നടന്നു. അവർ നടന്ന് ഇത്തിരി ദൂരം പോയപ്പോൾ വെള്ളിമണലിൽ വീണു കിടക്കുന്ന മേനകയെയാണ് കണ്ടത്. ആവും വിധം അവളെ താങ്ങിയെടുത്ത് ചുമരിൽ ചാരി ഇരുത്തി. അവരുടെ ദേഹത്തേക്ക് അവൾ ശർദ്ധിച്ചു. നെഞ്ച് മറച്ചിരുന്നു തോർത്തെടുത്ത് അവർ അവളുടെ ചുണ്ടും മുഖവും തുടച്ചു. അവളെ അകത്തുള്ള കസേരയിൽ ഇരുത്തി, കടും ചായ കൊണ്ട് വന്നു. ഏതൊക്കെയോ പാത്രങ്ങൾ തപ്പി ഇത്തിരി വെളുത്തുള്ളി ചതച്ചതും ഇഞ്ചിയും ചേര്ത്ത കടും ചായ നന്നായിളക്കി. ആ പറച്ചിലിന് ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു. മീൻ വാങ്ങി തിരികെ വന്ന മകനോട് “ഞാനിത്തിരി വൈകും…നീ പൊയ്ക്കോ” എന്നും പറഞ്ഞ് ത്രേസ്യ ചേട്ടത്തി ഷാപ്പിന്റെ അടുക്കളയിലേക്ക് പോയി. അന്ന് മുതൽ ത്രേസ്യ ചേട്ടത്തിയുടെ മകൻ മാത്രമായി വള വിറ്റ് തുടങ്ങി. കൊച്ചങ്ങാ പറിച്ച് ഉണക്കി, അതും വേപ്പിലയുമിട്ട് കാച്ചി വെള്ളിയാഴ്ച തോറും അവർ മേനകയെ കുളിപ്പിച്ചു. ‘ഈ അലോപ്പതി ഡോക്ടറുമ്മാര് പറയുന്നത് വിശ്വസിക്കാൻ കൊള്ളില്ല ’ അവൾ മനസ്സിൽ പറഞ്ഞു. മനം പുരട്ടി വന്ന ആ സത്യം അവൾക്ക് അന്തോണി മുതലാളിയോട് പറയണം എന്നുണ്ടായിരുന്നു. അവൾ പറഞ്ഞില്ല…ആരോടും… മീൻ കൂട്ടിന്റെ മണം പോലും അവളെ കൊണ്ട് വെളുത്തുള്ളി തീറ്റിച്ചു. ത്രേസ്യാമ്മ വെളുത്തുള്ളി തോട് പൊളിച്ച് ചുട്ടു കൊടുത്തു… ഒരിക്കൽ അവർ ഇങ്ങനെ പറഞ്ഞു “അതേയ്…വെളുത്തുള്ളി ചൂടാണ്…കുഞ്ഞിന് നന്നാവില്ല ഈ സമയത്ത്”. അതിന്റെ പിറ്റെന്നാൾ മുതൽ അവൾ ഓക്കാനിച്ചില്ല… പതിയെ തിരികെ അടുക്കളയിലേക്ക് കയറി. “മക്കളേ, അതേ, ഇനി അങ്ങോട്ട് ഈ ഉടുപ്പുകൾ ഒന്നും നിനക്ക് പകമാവൂലാ…വേറെ തുണി വാങ്ങാൻ ഞാൻ മോനോട് പറയാം…” “ഞാനിതിന്റെ കൈയും വയറും പിരിച്ച് തയ്ച്ചോളാം…അപ്പോൾ പാകമായിക്കോളും…”. അവൾ ചിരിച്ചു. കൂടെ അവരും. അന്ന് രാത്രി നന്നായി മഴ പെയ്തു. പിറ്റേന്ന് പുലർച്ചെ ഉണ്ടായില്ല…ഉച്ചയും ഉണ്ടായില്ല…രാത്രിയും വന്നില്ല മഴ..മഴ മാത്രം… മൂന്നാം നാൾ ചീന്തിപ്പൊലിയുന്ന വെട്ടത്തോടെ സൂര്യൻ വന്നു. നനവ് മാറാത്ത സൂര്യൻ. ഷാപ്പിനു മുന്നിലെ നാരകം നന്നായി തളിർത്തു… ചെറു കായ്കളും പിടിച്ചു തുടങ്ങി… കഴിഞ്ഞ കുറേ ആഴ്ചകളായി അന്തോണി മുതലാളി ബുധനാഴ്ചപ്പിരിവിന് വന്നില്ല… പകരം ഒരു ഡ്രൈവറെ അയച്ചു… ഒരു നിലാവുള്ള രാത്രിയിൽ മൻപിഞ്ഞാണങ്ങൾ കഴുകി തിരികെ പോകാൻ നിന്ന ത്രേസ്യ ചേട്ടത്തി പടവുകൾ വരെ പോയി, എന്തോ ചിന്തിച്ചെന്ന വണ്ണം തിരികെ വന്നു. “ഇന്നേ ….ഞാൻ പോകുന്നില്ല…മോനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു…” അതും പറഞ്ഞവർ അകത്തേക്ക് കയറി വന്നു. ഷാപ്പിലെ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട് നെഞ്ചിലെ തോർത്ത് അതിൻമേലെ വിരിച്ച് അവർ ജനൽ വഴി മാനം നോക്കി കിടന്നു. മേനകയുടെ കരച്ചിൽ കേട്ട് അകത്തേക്ക് കയറിയ അവർ ഒരു ചോരക്കുഞ്ഞുമായി പുറത്ത് വന്നു. റാന്തലിന്റെ തിരി പൊക്കി അവർ കുഞ്ഞിനെ ഒന്ന് കൂടെ നോക്കി. വിയർപ്പ് പടർത്തിയ കഴുത്തുയർത്തി അവൾ കുഞ്ഞിനെ നോക്കി… “ഭാഗ്യം…അവന് എൻ്റെ നിറമാണ്….ദൈവം തുണച്ചു…” അവൾ മനസ്സിൽ പറഞ്ഞു. ത്രേസ്യ ചേട്ടത്തി ഇടക്കിടെ വന്നു പോയിക്കൊണ്ടിരുന്നു. വരുമ്പോൾ കുട്ടിക്കുള്ള ചെറിയ കളിപ്പാട്ടങ്ങളും കരി മഷിയും കൊണ്ട് വന്നു. അതിൽ പിന്നെ അന്തോണി മുതലാളി അങ്ങോട്ടേക്ക് വന്നില്ല. കാശ് പിരിവ് ഡ്രൈവർ മുഖാന്തിരം തുടർന്നു. ഒരു മഴക്കാലത്ത്, തോരാത്ത മഴയുള്ള ഒരു പകലിൽ ത്രേസ്യ ചേട്ടത്തി പോയി. എലിപ്പനി ആയിരുന്നു. അന്നാദ്യമായി മേനക കരഞ്ഞു. കാരണം അറിയാൻ സാധിക്കാതെ അവളുടെ മുഖത്ത് അശ്രുക്കൾ ചാല് കീറി. മേനകയുടെ മകന് ആറ് വയസായി. കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം അവൾ വീണ്ടും കത്തി വയറോട് ചേർത്ത് കൊളുത്തിയിട്ടു തുടങ്ങി. കായലിൽ ഓല കെട്ടിയ വലിയ വള്ളങ്ങൾ വന്നു തുടങ്ങി. അവർ ഷാപ്പിന്റെ ഓരം ചേർത്ത് നിറുത്തി കന്നാസിൽ കള്ള് വാങ്ങി പോയി.. ഒരു ദിവസം കുറെയധികം വള്ളങ്ങളും ചെറു തോണികളും ഒരുമിച്ചു പോകുന്നതായി മേനക കണ്ടു. പള്ളിയിലേക്കാണ്. ചെത്തുകാർ പാന തുളുമ്പും വണ്ണം കള്ളൊഴിച്ചു കാശ് വാങ്ങി പോയി. സഹായത്തിന് നിറുത്തിയിരുന്ന അയ്യപ്പൻ ചേട്ടൻ വെള്ളെഴുത്തു വീണ കണ്ണ് തുടച്ച് കാഴ്ച നേരെയാക്കി കായലിലേക്ക് നോക്കി. “അന്തോണി മുതലാളിയാണ് രണ്ട് ദിവസമായി ദീനമായിരുന്നൂന്ന് ചെത്തുകാരൻ ദാമു പറഞ്ഞു”. വള്ളത്തിൽ ശവപ്പെട്ടിയുമായി കരക്കാർ പോകുന്നത് നോക്കി മേനക ഷാപ്പിന് മുന്നിൽ നിന്നു. പള്ളി നട വരെ മകനെയും കൂട്ടി അവൾ പോയി.ദൂരെ നിന്ന് ഒരു നോക്ക് കണ്ടു. തിരികെ പോരും വഴി മകൻ അവളോട് ചോദിച്ചു. മകനോട് ‘വേഗം നടക്കാൻ’ പറഞ്ഞ് അവൾ തിരികെ ഷാപ്പിൽ എത്തി. നന്നായൊന്ന് കുളിച്ചു. പണ്ട് മകന് വേണ്ടി വാങ്ങിയ കരി മഷിയിൽ നിന്ന് ഇത്തിരിയെടുത്ത് കണ്ണെഴുതി. വക്ക് പൊട്ടിയ കണ്ണാടി കായലിലേക്ക് വലിച്ചെറിഞ്ഞ് ത്രേസ്യ ചേട്ടത്തിയുടെ മകന്റെ കൈയ്യിൽ നിന്ന് നല്ലൊരു കണ്ണാടി വാങ്ങി. തെങ്ങും വരിച്ചിലിൽ ഉണ്ടാക്കിയ ജനാലയുടെ കൊളുത്തിൽ ചേർത്ത് കെട്ടി. നല്ലത് പോലെ തന്റെ മുഖം ഒന്ന് നോക്കി. കീറാത്ത, വക്ക് പൊട്ടാത്ത പ്രതിബിംബം. ചുണ്ടിൽ നല്ലൊരു ചിരി വിരിഞ്ഞു. ഒരു നിമിഷം, അവളുടെ ചിന്തകൾ പുറകിലേക്ക് പോയി. അന്നവസാനമായി അന്തോണിച്ചാൻ വന്നുപോയപ്പോൾ പറയാൻ തുനിഞ്ഞതാണ്… അവർക്കിടയിൽ വരാൻ പോകുന്ന മൂന്നാമത്തെ ആളെപ്പറ്റി അവരുടെ കുഞ്ഞിനെപ്പറ്റി… അയാളത് കേട്ടില്ല…പിന്നൊരിക്കൽ അത് പറയണമെന്ന് അവൾക്ക് തോന്നിയതുമില്ല. “ഒരുപക്ഷെ ത്രേസ്യ ചേട്ടത്തി പണ്ടെപ്പോഴോ പറഞ്ഞത് പോലെ ധര്മിഷ്ടനും, സ്നേഹ സമ്പന്നനനും, നല്ലവനുമായ അന്തോണി മുതലാളിക്ക് ആറേഴ് ഷാപ്പുകൾ ഉണ്ടെങ്കിലോ… അതിലെല്ലാം നീതിമാനായ അയാൾ എന്നെപ്പോലെ പലരെയും ജോലിക്ക് നിറുത്തിയിട്ടുണ്ടെങ്കിലോ?”. അവൾ വേഗം ഷാപ്പിന് പിന്നിലെ മുറിയിലേക്ക് കയറി. ആണിയിൽ തൂക്കിയിരുന്ന അയാളുടെ ഷർട്ട് പുറത്തിട്ട് തീ കൊളുത്തി. “ഇനിയിത് കണ്ടാൽ, ചെറുതാക്കി തുന്നിച്ച് മകന് കൊടുക്കാൻ തോന്നും. അല്ലേൽ ചിലപ്പോൾ പൊട്ടിയ കുടുക്കുകൾ നേരെയാക്കി ഞാൻ തന്നെ ഇട്ടെന്ന് വരും…അത് വേണ്ടാ…” അവൾ വേഗത്തിൽ പടവ് ലക്ഷ്യമാക്കി ഓടി. വല്ലാത്ത ഒരുത്സാഹം..ഒരു തെളിമ.. ത്രേസ്യ ചേട്ടത്തിയുടെ മകന്റെ വള്ളം നോക്കി അവൾ വിളിച്ചു. “നീ ടൗണിൽ നിന്ന് വരുമ്പോൾ രണ്ട് ചെറിയ ഷർട്ട് വാങ്ങണേ..മോന്…നല്ലത് നോക്കി വാങ്ങിക്കോ…കാശ് നോക്കണ്ടാ…” അവൾ മകനെ ചേർത്ത് പിടിച്ച്‌ കൊണ്ട് ഷാപ്പിനുള്ളിലേക്ക് നടന്നു കയറി. പണ്ടത്തെ നാട്ടിൻ പുറം ഓർമ്മ വന്നു അടിപൊളി. ആ ഷാപ്പും വള്ളവും പിന്നെ ആ ഗ്രാമം തന്നെ ഭാവനയിൽ കാണാൻ സാധിക്കുന്നു. നല്ല അവതരണം. ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു. ☺ കൊള്ളാം നന്നായിട്ടുണ്ട് .ഒഴുക്ക് ഉള്ള ഏഴുത്ത്. സന്ദര്ഭങ്ങൾ കൃത്യമായി മനസ്സിൽ പതിയുന്ന തരം അവതരണം. മദ്യനിരോധനത്തിന് ശേഷം ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: നിതീഷ് കുമാര്‍ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മദ്യനിരോധന നിയമത്തില്‍ പുനരാലോചന നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പട്‌ന: മദ്യനിരോധനത്തിന് (Liquor Ban) ശേഷം ബിഹാറില്‍ (Bihar) കുറ്റകൃത്യ നിരക്ക് (Crime rate) കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍(Nitish Kumar എവിടെ കുറ്റകൃത്യം നടന്നാലും അധികൃതര്‍ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ തേജസ്വി യാദവിന്റെ (Tejaswi Yadav) വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമീപ ദിവസങ്ങളില്‍ നടന്ന ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് തേജസ്വി യാദവ് ആരോപിച്ചത്. മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ യുവാവിന്റെ കൊലപാതകം, കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് തേജസ്വി സര്‍ക്കാറിനെ വിമര്‍ശിച്ചത്. ''സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നില്ല. എവിടെയെങ്കിലും കുറ്റകൃത്യം നടന്നാല്‍ പൊലീസും അധികാരികളും കൃത്യമായി ഇടപെടുന്നുണ്ട്. ഒരു സ്ഥലത്ത് നക്‌സലുകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. പൊതുവെ മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു നിതീഷ് കുമാര്‍ എഎന്‍ഐയോട് പറഞ്ഞു. ബിഹാറിലുണ്ടായ വ്യാജമദ്യദുരന്തത്തിലും തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. വെസ്റ്റ് ചമ്പാരനിലെ വിഷമദ്യ ദുരന്തത്തില്‍ 40ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയുടെയും സര്‍ക്കാറിന്റെയും ഒത്താശയോടെ സംസ്ഥാനത്ത് വ്യാജമദ്യലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തേജസ്വി ആരോപിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ ഭരണകക്ഷി എംഎല്‍എമാരെല്ലാം ജയിലില്‍ പോകേണ്ടി വരുമെന്നും തേജസ്വി പറഞ്ഞു. മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മദ്യനിരോധന നിയമത്തില്‍ പുനരാലോചന നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സുരക്ഷാ സേനക്ക് പിഴച്ചു; നാഗാലാന്റിൽ ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്; പ്രതിഷേധം ശക്തം selfie ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം Amit Shah 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികര്‍ക്ക് അവസരം ഒരുക്കുമെന്ന് അമിത് ഷാ Farm Law കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും Sex On Scooter സ്‍കൂട്ടറിലെ 'സെക്സ് പരിഹാസവുമായി അയല്‍ക്കാര്‍; പെണ്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെടല്‍.! Gulf News വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി Rape കോളേജിനുള്ളില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍ ISL കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ ഒഡിഷ എഫ്‌സി സുരക്ഷാ സേനക്ക് പിഴച്ചു; നാഗാലാന്റിൽ ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്; പ്രതിഷേധം ശക്തം Kaaval Song സുരേഷ് ഗോപി ചിത്രം 'കാവല്‍ കെ എസ് ചിത്ര പാടിയ ഗാനത്തിന്റെ വീഡിയോ കാണാം Kerala Roads: പൊളിഞ്ഞറോഡുകളിലെ കാഴ്ചക്കാരും കാവൽക്കാരും News Hour 4 Dec 2021 ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കാനിരിക്കെ അത്ഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലെ തിരക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍. ചിത്രങ്ങള്‍ പകര്‍ത്തിയത്: എസ്. ശ്രീകേഷ്‌ ഒരിക്കൽ ഞാൻ ഒരു സർപ്പത്തെ കണ്ടു എന്റെ ഓഫീസിലെ ഒരു ചുവന്ന സർപ്പം അതിന് ഒരു നാവ് ഉണ്ടായിരുന്നു ഒറ്റയ്ക്ക് അമ്പടയാളം പോലെ, കുരുവിയെപ്പോലെ എന്നെ സംബന്ധിച്ചിടത്തോളം ഒരു ദു orrow ഖകരമായ ഓർമ്മപ്പെടുത്തൽ പോലെ ഒരിക്കൽ ഞാൻ അത് ഒരു മേശപ്പുറത്ത്, എന്റെ ഓഫീസർമാരുടെ മേശയിൽ കണ്ടു ഞാൻ വളരെയധികം പരിഭ്രാന്തരായി എന്നാൽ വിശ്വാസത്തിലേക്ക് കൊണ്ടുപോയി ഇപ്പോൾ ഞാൻ അത് എന്റെ മേശയിൽ കാണുന്നു എന്റെ മനോഹരമായ പേപ്പറുകളിൽ ഒരിക്കൽ ഞാൻ എന്റെ കോളർ വെളുത്തതും പൂർണ്ണമായും വെളുത്തതും കണ്ടു അത് എന്റെ ഓഫീസിലേക്ക്, എന്റെ വൃത്തികെട്ട ചുറ്റുപാടുകളിൽ എന്റെ തൊട്ടിലിൽ ഇരിക്കുന്നു ഞാൻ തണുത്ത വായു സ്വപ്നം കാണുന്നു വ്യക്തിപരമായി വ്യക്തിക്കായി വിളിക്കുക പാൽ കുഞ്ഞുങ്ങളുടെ സർപ്പത്തെ പോറ്റുന്നു. പീരിയോഡിക് ടേബിൾ 28 സെക് കൊണ്ട് പാരായണം ചെയ്ത ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി ദേവർഷ് എസ് അഭിനന്ദനങ്ങൾ മഞ്ജു ചേച്ചിയും,സൗബിനും സഹായിക്കണം, എന്നെ വിശ്വസിച്ചു ജീവിക്കുന്ന കുടുംബമുണ്ട്, എല്ലാം ഉപേക്ഷിച്ചാണ് സിനിമക്കായി ഇറങ്ങിയത് പീരിയോഡിക് ടേബിൾ 28 സെക് കൊണ്ട് പാരായണം ചെയ്ത ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി ദേവർഷ് എസ് അഭിനന്ദനങ്ങൾ സ്വീഡിഷ് ചലച്ചിത്രമേളയിൽ പുരസ്കാര നിറവിൽ മലയാളിയും പീരിയോഡിക് ടേബിൾ 28 സെക് കൊണ്ട് പാരായണം ചെയ്ത ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടി കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി ദേവർഷ് എസ് അഭിനന്ദനങ്ങൾ മഞ്ജു ചേച്ചിയും,സൗബിനും സഹായിക്കണം, എന്നെ വിശ്വസിച്ചു ജീവിക്കുന്ന കുടുംബമുണ്ട്, എല്ലാം ഉപേക്ഷിച്ചാണ് സിനിമക്കായി ഇറങ്ങിയത് കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യുന്ന സ്റ്റേ‍ഷനറി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍‌ സ്ഥാപനമാണ് ജില്ലാ സ്റ്റേഷനറി ഓഫീസ്. സര്‍ക്കാര്‍ ഓഫീസിന്റെ ദൈന്യദിന പ്രവര്‍ത്തനത്തിനാവശ്യമായ മുഴുവന്‍ സ്റ്റേഷനറി സാധനങ്ങള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സ്റ്റേഷനറി സാധനങ്ങളുടെ വിതരണ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്. സ്റ്റേഷനറി വകുപ്പിന്റെ “TERMS” (Total Enterprise Resource Management SYSTEM) സോഫറ്റ് വെയറില്‍ വൌച്ചറുകള്‍ ഓണ്‍ ലൈന്‍ മുഖാന്തിരം സമര്‍പ്പിക്കാനും, സ്റ്റേഷനറി സാധനങ്ങളുടെ മാസത്തോറുമുള്ള ഉപയോഗം രേഖപ്പെടുത്താനും സാധിക്കും കണ്ണൂര്‍ ജില്ലയിലെ 550-ത്തില്‍ പരം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജില്ലാ സ്റ്റേഷനറി ഓഫീസ് മുഖേനയാണ് സ്റ്റേഷനറി സാധനങ്ങളുടെ വിതറണം നിര്‍വഹിച്ചു വരുന്നത്. 1 നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു 2 നിന്റെ അമ്മഅമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി. 3 അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. 4 ജാതികള്‍ അവന്റെ വസ്തുത കേട്ടുകേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി. 5 എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി. 6 അവനും സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. 7 അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി. 8 അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നു അവന്റെ നേരെ വന്നു അവന്റെ മേല്‍ വല വീശി അവന്‍ അവരുടെ കുഴിയില്‍ അകപ്പെട്ടു. 9 അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി. 10 നിന്റെ അമ്മഅമ്മ, മുന്തിരിത്തോട്ടത്തില്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെവളരെ വെള്ളമുള്ളതുകൊണ്ടുടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു. 11 അതില്‍ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു. 12 എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്റെ ഫലംഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീതീക്കിരയായിത്തീതീര്‍ന്നു. 13 ഇപ്പോള്‍ അതിനെ മരുഭൂമിമരുഭൂമിയില്‍ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു. 14 അതിന്റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നു തീതീ പുറപ്പെട്ടു അതിന്റെ ഫലംഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ തക്കബലമുള്ള കോല്‍ അതില്‍നിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീതീര്‍ന്നുമിരിക്കുന്നു. നഴ്സറി മുതൽ പത്തൊൻപത് വർഷം മറ്റൊന്നിലും ശ്രദ്ധിക്കാതെ മിനക്കെട്ട് പഠിച്ചിട്ടാണ്, ഇപ്പോൾ എന്റെ മകളൊരു എൻജിനീയർ ആയിരിക്കുന്നത്. നല്ല പണച്ചിലവും ഉണ്ടായി, കുറെ കടബാദ്ധ്യതകളും വന്നു. ഇത്രയും വർഷം ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം ഇവളുടെ പ്രൊഫഷൻ ആയിരുന്നു. ജോലി ലക്ഷ്യമല്ല, ഒരു മാർഗ്ഗമാണ് എന്ന് ജോർജ്ജ് സാറ് എഴുതിക്കണ്ടു. ഞങ്ങൾക്ക് അതത്രക്ക് അങ്ങ് ബോദ്ധ്യമായിട്ടില്ല. കുറച്ചു നാള് ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നതിന്റെയും സ്വന്തം വരുമാനത്തിന്റെയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടു പോരേ അവൾ കുടുംബ ഭാരം ഏറ്റെടുക്കുന്നത് എന്നാണ് മകളും ചിന്തിക്കുന്നത്. ശരിയാണ് അച്ചായാ, നമ്മുടെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെയും ധർമ്മസങ്കടം ആണ് താങ്കൾ വിവരിച്ചത്. പല ഘടകങ്ങൾ ഇതിൽ കൂടിക്കുഴഞ്ഞ് കിടപ്പുണ്ട്. അതൊക്കെ ഒന്ന് വേർതിരിച്ചെടുത്താൽ, ഉചിതമായ ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്ക് കഴിയും. നല്ല നിലയിൽ ജീവിക്കാൻ സഹായിക്കുന്ന പലതരം കഴിവുകളും യോഗ്യതകളും സമൂഹത്തിലുണ്ട്, അത്തരം ഒരു യോഗ്യതയാണ് അവളുടെ എൻജിനീയറിംഗ് ബിരുദം. ആ യോഗ്യതയും അവളുടെ മറ്റു കഴിവുകളും ആസ്പദമാക്കി മോൾക്ക് ലഭിച്ച ജോലി അവൾക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം തന്നെയല്ലേ. ജീവിക്കാൻ വേണ്ടി, അങ്ങനെ ഒരു ജോലി ലഭിക്കാനുള്ള യോഗ്യതകളും, കഴിവുകളും നേടുകയായിരുന്നില്ലേ പഠനത്തിന്റെ ലക്ഷ്യം. എൻട്രൻസ്, അഡ്മിഷൻ തുടങ്ങിയ ഓരോന്നും, പടി പടിയായി ലക്ഷ്യം വെച്ച് ആ കടമ്പകൾ കടന്നല്ലേ അച്ചായന്റെ മകൾ ഇപ്പോൾ ഒരു എൻജിനീയറായത്. സത്യത്തിൽ മകളെ പഠിപ്പിച്ച് നല്ല നിലയിൽ ജീവിക്കാൻ കെല്പുണ്ടാകണം എന്ന അച്ചായന്റെ ഉദ്ദേശമാണ്, പിന്നീട് ഒരു സമയത്ത് എൻജിനീയർ എന്ന ലക്ഷ്യമായി ഉരുത്തിരിഞ്ഞത്. അടുത്തത് പണച്ചിലവും, കട ബാദ്ധ്യതകളും എന്ന വിഷയമാണ്. കല്യാണം നടത്തണമെങ്കിലും പണച്ചിലവുണ്ടാകും. എത്ര ചിലവുണ്ടാകും എന്നത് ആപേക്ഷികമാണ്, സാഹചര്യമനുസരിച്ച് ഏറ്റക്കുറച്ചിൽ വരുന്നതും, വരുത്താവുന്നതുമാണ്. കടബാദ്ധ്യതകൾ മുഴുവൻ തീർത്തിട്ട് കല്യാണം ആലോചിക്കാൻ കാത്തിരിക്കരുത്. വരുമാനത്തിന്റെ ഒരു ഭാഗം നീക്കി വെച്ച് കടം വീട്ടിതുടങ്ങുക. ഒപ്പം വിവാഹത്തിന് അന്വേഷണവും ആരംഭിക്കുക, നിങ്ങളുടെ സാഹചര്യം സ്വീകാര്യമായിരിക്കുന്ന ആരെങ്കിലും ഉണ്ടാകാം, അത് അന്വേഷിച്ചെങ്കിലല്ലേ അറിയാൻ കഴിയൂ. താങ്ങാനാവാത്ത കൂടുതൽ ബാദ്ധ്യതകൾ വരുത്തിവെക്കുന്ന കല്യാണത്തിന് തുനിയാതിരുന്നാൽ മതി. കുറച്ചു നാള് ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നതിന്റെയും സ്വന്തം വരുമാനത്തിന്റെയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടു പോരേ അവൾ കുടുംബ ഭാരം ഏറ്റെടുക്കുന്നത് എന്ന ചോദ്യത്തിൽ, കുടുംബം ഒരു ഭാരമാണ്, വിവാഹം കഴിഞ്ഞാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നൊക്കെയുള്ള ധ്വനികൾ ഉണ്ട്. ഭദ്രത ഉള്ള ഒരു ജീവിതം സ്വന്തമാക്കാനാണ് കുടുംബം. വിവാഹം അതിന്റെ ഉദ്ഘാടനം മാത്രമാണ്. പണവും ഡിഗ്രിയുമല്ല, ഒരുമിച്ചു നിൽക്കാനുള്ള മനസ്സും, കുടുംബത്തിനു സമൂഹം നൽകി വരുന്ന സംരക്ഷണവുമാണ് ഭദ്രതയുടെ ഉറവിടം. മകൾക്ക് ഇത് ബോദ്ധ്യപ്പെടുമ്പോൾ, ഇതേ ബോദ്ധ്യം ഉള്ള ഒരു പുരുഷനെ കണ്ടെത്താൻ ശ്രമിക്കുക. ബാക്കി വഴികൾ അപ്പപ്പോൾ തെളിഞ്ഞു വരും. പരസ്പരം ആശ്രയിച്ച് ജീവിക്കാൻ വേണ്ടിയാണ് വിവാഹം. ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഒരുങ്ങിയിരിക്കുന്നത് അബദ്ധമാണ്. നമുക്ക് ആശ്രയിക്കാനും, നമ്മളെ ആശ്രയിക്കാനും, ആരെങ്കിലും ഒക്കെ ഉണ്ടെങ്കിലേ ജീവിതത്തിന് അർത്ഥവും, ആർജ്ജവവും ലഭിക്കുകയുള്ളു. കാര്യപ്രാപ്തി ഉള്ള ആളിന് ഏത് അവിചാരിത സന്ദർഭങ്ങളും നേരിടാൻ സാധിക്കും, അതിനു വേണ്ടി തയ്യാറെടുത്തിരിക്കുന്ന ആൾ അത്തരം സന്ദർഭങ്ങൾ ക്ഷണിച്ചു വരുത്താനിടയുണ്ട്. സ്വയം പര്യാപ്തത ഉള്ള ആളിന് വിട്ടു വീഴ്ചകൾ ചെയ്യാനും വിഷമം തോന്നാം. എല്ലാം, സ്വയം ചെയ്യാനറിയാവുന്ന ആളിന് ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാൻ പോലും എന്റെ സഹായം വേണോ എന്ന് ഭർത്താവും ചിന്തിച്ചു തുടങ്ങിയാൽ പിന്നെ പ്രശ്നങ്ങൾ ഒഴിയില്ല. ശരീരത്തിനൊപ്പം മനസ്സിനും പ്രായം കൂടും, അപ്പോൾ നിസ്സാര കാര്യങ്ങൾക്കു പോലും അസ്വസ്ഥത തോന്നാം. മനസ്സിൽ കുറച്ച് കുട്ടിത്തം കൂടി ഉണ്ടെങ്കിലേ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും ഒത്തിരി ഒത്തിരി സന്തോഷം കണ്ടെത്താൻ കഴിയൂ, കൊച്ചു കൊച്ചു കാര്യങ്ങളിലെ തൃപ്തിയും സന്തോഷവുമാണ് ജീവിതത്തിന്റെ കാതൽ. ഈ വശങ്ങളൊക്കെ ആലോചിച്ച് അച്ചായനും മോൾക്കും ഉചിതമെന്ന് തോന്നുന്ന ഏതു തീരുമാനവും എടുക്കാം. ഞാനോരോന്ന് എഴുതുന്നത് അതു വായിക്കുന്നവർക്കും, എനിക്കും, ആ വിഷയത്തെക്കുറിച്ച് കൂടുതൽ ആലോചിക്കാനാണ്. അവനവന്റെ കഴിവും, സാഹചര്യവും കൂടി അനുസരിച്ചു വേണം ഓരോ മനുഷ്യനും തീരുമാനങ്ങൾ എടുക്കുന്നത്, നല്ല ഉദ്ദേശത്തിനു വേണ്ടി തെറ്റായ തീരുമാനം എടുക്കുന്നതും, തെറ്റായ ഉദ്ദേശത്തിനു വേണ്ടി നല്ല തീരുമാനം എടുക്കുന്നതും രണ്ടും തെറ്റായിപ്പോകാം. സ്വന്തം തീരുമാനങ്ങളുടെ അനന്തര ഫലങ്ങൾ ഗുണകരമായി വന്നാൽ അഹങ്കരിക്കുകയും വേണ്ട, ദോഷകരമായി വന്നാൽ പരിതപിക്കുകയും വേണ്ട, കാരണം ഓരോ ഗുണത്തിനും എന്തെങ്കിലും ദോഷവശമുണ്ടാകാം, ഓരോ ദോഷത്തിനും ചില ഗുണവശവും ഉണ്ടാകാം. ജീവിതത്തിൽ ആകെ മൊത്തം കിട്ടുന്ന ഗുണങ്ങളും ദോഷങ്ങളും ഏതാണ്ട് തുല്യമായിരിക്കും. അതിൽ നമുക്കു കിട്ടിയിട്ടുള്ള ദോഷങ്ങളെക്കുറിച്ചാണ് കൂടുതലും ഓർമ്മിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ ജീവിതം മോശമായിരുന്നു എന്ന് തോന്നും. അതേക്കുറിച്ച് പതം പറഞ്ഞ് എത്ര വട്ടം സങ്കടപ്പെടുന്നുവോ, അത്രയും മടങ്ങ് നിരാശയും തോന്നും. എന്നാൽ നമ്മൾ ഓർമ്മയിൽ വെച്ചുകൊണ്ടിരിക്കുന്നത് കിട്ടിയ ഗുണങ്ങളെ കുറിച്ചാണെങ്കിൽ നമ്മുടെ ജീവിതം ഗുണകരമായിരുന്നു എന്നു നമ്മൾക്ക് അനുഭവപ്പെടും. അത് ഇടക്കിടക്ക് നമുക്ക് വേണ്ടപ്പെട്ടവരോട് എടുത്തു പറയുകയും കൂടി ചെയ്യുമെങ്കിൽ, ആ തൃപ്തി പല മടങ്ങ് വർദ്ധിക്കും. കോഴിക്കോട്: അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്‍റ് ഡോ. കെപി ഫസല്‍ ഗഫൂര്‍ അറിയിച്ചു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ച്‌ കൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചല്ല ക്ലാസിലേക്ക് വരുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും 2019-20 വര്‍ഷം മുതല്‍ നിയമം കൃത്യമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു ബെര്‍ഗന്‍ഫീല്‍ഡ്, ന്യുജെഴ്‌സി: ഞായറാഴ്ച നിര്യാതനായ സജിൽ ജോർജ് പുളിയിലേത്തിന്റെ പൊതുദർശനം ഓഗസ്റ്റ് 5,6 (വ്യാഴം,വെള്ളി) തീയതികളിലും സംസ്കാരം ഓഗസ്റ്റ് 7 ന് ശനിയാഴ്ചയും നടക്കും. റാന്നി മന്ദമരുതി പുളിയിലേത്ത് പരേതരായ ജോർജ്-ശോശാമ്മ ദമ്പതികളുടെ പുത്രനാണ് സജിൽ ജോർജ് (53 ഭാര്യ ജെസ്സി. ജെസ്സിയുടെ കുടുംബം ഭോപ്പാലിലാണ് (വയലത്തല ആനക്കുഴിക്കതടത്തിൽ പ്രിയങ്ക, സ്റ്റെഫിനി എന്നിവരാണ് മക്കൾ. വെർഫെൻ ലാബോറട്ടറിയിൽ സീനിയർ ടീം ലീഡറും പ്രൊജക്റ്റ് മാനേജരുമായിരുന്നു. എട്ടു സഹോദരരിൽ ഇളയ ആളായിരുന്നു സജിൽ. 2001 സെപ്തംബർ 11ന് ന്യൂ യോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർന്നു മരിച്ച വത്സ ജോർജ് സഹോദരിയാണ് . സഹോദരർ: മേരിക്കുട്ടി (ഫിലാഡൽഫിയ) ആലീസ് (ഡാളസ് സാറാമ്മ ജോൺ (ഫിലാഡൽഫിയ അമ്മിണി ജോർജ് (ഫിലാഡൽഫിയ സണ്ണി ജോർജ് (ന്യു സിറ്റി, ന്യു യോർക്ക് ഓമന (ഫിലാഡൽഫിയ) അമേരിക്കയിലെ സാമൂഹ്യ-സംസ്കാരിക-മാധ്യമ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന സജിൽ ഏഷ്യാനെറ്റ് യു.എസ്.എ (യുഎസ് വീക്കിലി റൗണ്ടപ്പ്) ന്യൂസ് റീഡറായിരുന്നു. എംസിഎൻ ടിവിയിലും പ്രവർത്തിച്ചു. പൊതുദര്‍ശനം വ്യാഴം, വെള്ളി (ഓഗസ്റ്റ് 5, 6) ദിനങ്ങളില്‍ വൈകിട്ട് 4:30 മുതല്‍ 8:30 വരെ: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് (56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676) സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച (ഓഗസ്റ്റ് 7) രാവിലെ 9 മണി: സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച്, 56 RIDGEWOOD ROAD, TOWNSHIP OF WASHINGTON NJ 07676 തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652 (GEORGE WASHINGTON MEMORIAL PARK കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുടുംബത്തെ നേരിട്ട് വിളിച്ചു അനുശോചനം രേഖപ്പെടുത്തി. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എക്സ്.എം.എൽ.എ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ തുടങ്ങി നിരവധി പ്രമുഖർ അനുശോചിച്ചു. അമേരിയ്ക്കയിലെ നിരവധി മലയാളി സംഘടനകൾ സജിലിന്റെ ആകസ്മിക വേർപാടിൽ അനുശോചിച്ചു. കേരളത്തിലും അമേരിക്കയിലും നിരവധി സുഹൃത് വലയങ്ങളുള്ള വ്യക്തിയായിരുന്നു സജിൽ. അമേരിക്കയിലെ റാന്നി പ്രവാസികളുടെ ഏറ്റവും പ്രമുഖ നേതാക്കളിലൊരാളെയാണ് സജിലിന്റെ വേർപാടിൽ കൂടി നഷ്ടപ്പട്ടതെന്ന് ഫ്രണ്ട്സ് ഓഫ് റാന്നി യൂഎസ്എ, ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളിലെ നേതാക്കൾ അനുസ്മരിച്ചു. ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ഓട്ടോമൊബൈൽ പദ്ധതിക്കുള്ള പി.എല്‍.ഐ ഇന്ത്യയിലെ നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ ആധുനിക വിതരണശൃംഘലയുടെ ഉയര്‍ന്നുവരവിനെ പ്രോത്സാഹിപ്പിക്കും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 26,058 കോടി രൂപയുടെ പ്രോത്സാഹന ആനുകൂല്യങ്ങള്‍ വ്യവസായത്തിന് നല്‍കും ഡ്രോണുകള്‍ക്കായുള്ള പി.എല്‍.ഐ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങളും 1,500 കോടിയിലധികം രൂപയുടെ ഉല്‍പാദനവും വര്‍ദ്ധനവും കൊണ്ടുവരും ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതിക്കൊപ്പം അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്ലിനായി ഇതിനകം ആരംഭിച്ച പി.എല്‍.ഐ പദ്ധതിയും 18,100 കോടി രൂപ) ഇലക്ര്ടിക് വാഹനങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ ഏറ്റെടുക്കുന്നതിനുള്ള (ഫെയിംസ്) പദ്ധതിയും 10,000 കോടിരൂപ) ചേര്‍ന്ന് ഇലക്ര്ടിക് വാഹന നിര്‍മ്മാണത്തിന് വലിയ ഊര്‍ജ്ജം നല്‍കും. ഇന്ത്യയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനും വേണ്ടിയുള്ള ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഓട്ടോമൊബൈല്‍ വ്യവസായത്തിനും ഡ്രോണ്‍ വ്യവസായത്തിനു 26,058 കോടി രൂപയുടെ ബജറ്റ് വിഹിതമുള്ള പി.എല്‍.ഐ പദ്ധതിക്ക് അംഗീകാരം നല്‍കി. ഉയര്‍ന്ന മൂല്യമുള്ള നൂതന(അഡ്വാന്‍സ്ഡ്) ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ വാഹനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഓട്ടോമേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി. ഇത് ഉയര്‍ന്ന സാങ്കേതികവിദ്യയും കൂടുതല്‍ കാര്യക്ഷമതയുമുള്ള ഹരിത ഓട്ടോമോട്ടീവ് നിര്‍മ്മാണത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടും. ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് (നൂതന) ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി വ്യവസായത്തിനുണ്ടാകുന്ന ചെലവ്‌വൈകല്യങ്ങള്‍ (കോസ്റ്റ് ഡിസ്എബിലിറ്റീസ്) മറികടക്കുകയാണ് ഓട്ടോ മേഖലയ്ക്കുള്ള പി.എല്‍.ഐ പദ്ധതി വിഭാവനം ചെയ്യുന്നത്. ആനുകൂല്യ പ്രോത്സാഹനഘടന നൂതന (അഡ്വാന്‍സ്ഡ്) ഓട്ടോമോട്ടീവ് ടെക്‌നോളജി ഉല്‍പ്പന്നങ്ങളുടെ തദ്ദേശീയ ആഗോള വിതരണ ശൃംഖലയ്ക്കായി പുതിയ നിക്ഷേപങ്ങള്‍ നടത്താന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കും. കമ്പോണന്റ് ചാമ്പ്യന്‍ പ്രോത്സാഹന ആനുകൂല്യ പദ്ധതി എന്നത് വാഹനങ്ങളുടെ നൂതന ഓട്ടോമോട്ടീവ് ടെക്‌നോളജി ഘടകങ്ങള്‍, കംപ്‌ളീറ്റിലി നോക്ക്ഡ് ഡൗണ്‍ (സി.കെ.ഡി-വിവിധ ഘടകങ്ങളായി നല്‍കുകയും ലക്ഷ്യസ്ഥാനത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്ന രീതി സെമി നോക്ക്ഡ് ഡൗണ്‍ (എസ്.കെ.ഡി-ഭാഗീകമായി കൂട്ടിച്ചേര്‍ത്ത് കയറ്റി അയക്കുകയും ഉപഭോക്താവ് എത്തുമ്പോള്‍ സംയോജിപ്പിച്ച് ഉല്‍പ്പന്നമായി നല്‍കുന്നതും) കിറ്റുകള്‍, രണ്ടു ചക്രമുള്ള വാഹനങ്ങള്‍ മുച്ചക്രമുള്ള വാഹനങ്ങള്‍, യാത്രാക്കാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍, വാണിജ്യവാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള വില്‍പ്പന മൂല്യ ബന്ധിത' പദ്ധതിയാണ്. ഡ്രോണുകള്‍ക്കും ഡ്രോണ്‍ ഘടകങ്ങള്‍ക്കും വേണ്ടിയുള്ള പി.എല്‍.ഐ പദ്ധതി വിപ്ലവകരമായ ഈ സാങ്കേതികവിദ്യയുടെ തന്ത്രപരവും നയപരപരവും പ്രവര്‍ത്തനപരവുമായ ഉപയോഗങ്ങളെ അഭിസംബോധന ചെയ്യും. വ്യക്തമായ വരുമാന ലക്ഷ്യങ്ങളും ആഭ്യന്തര മൂല്യവര്‍ദ്ധനവ് കൂട്ടിച്ചേര്‍ക്കലും കൃത്യമായി ലക്ഷ്യമാക്കികൊണ്ടുള്ള ഡ്രോണുകള്‍ക്കായുള്ള ഉല്‍പ്പന്ന നിര്‍ദ്ദിഷ്ട പി.എല്‍.ഐ പദ്ധതി, ശേഷി വളര്‍ത്തുന്നതിനും ഈ സുപ്രധാന ഘടകങ്ങളെ ഇന്ത്യയുടെ വളര്‍ച്ചാ തന്ത്രത്തിന്റെ ഈ പ്രധാന ചാലകമാക്കുന്നതിനും പ്രധാനമാണ്. ഡ്രോണുകളുടെയും, ഡ്രോണ്‍ ഘടകങ്ങളുടെയും വ്യവസായത്തിനായുള്ള പി.എല്‍.ഐ മൂന്ന് വര്‍ഷത്തിനുള്ളില്‍, 5,000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഇടയാക്കും, വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ദ്ധനവുണ്ടാക്കുകയും ഏകദേശം 10,000 അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്തമായ തരത്തിലാണ് ഫീസ് ഈടാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 ശതമാനം ഫീസിളവ് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ തൊഴിലവസരം കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 18,000 രൂപ ഹോണറേറിയം, പ്രായം 30 വയസ്സ് കവിയരുത്. എട്ട് വിദ്യാര്‍ത്ഥിനികളെ കായികാധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, വെളിപ്പെടുത്തല്‍ കണ്ണൂര്‍ പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ട് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. കുട്ടികളുടെ സുരക്ഷയ്ക്ക് കേരള പൊലീസ് ഒപ്പമുണ്ട്; ഇന്റര്‍പോളുമായി സഹകരിച്ച് പുതിയ പദ്ധതി കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരകളാക്കപ്പെടുന്ന കേസുകളില്‍ ഇനി കേരള പൊലീസ് ഇന്റര്‍പോളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന പൊലീസ് സേനയുമായി ഇന്റര്‍പോള്‍ ഇത്തരത്തില്‍ സഹകരിക്കുന്നത്. പൊലീസിലെ സൈബര്‍ വിദഗ്ധര്‍ക്ക് ഇന്റര്‍പോള്‍ പ്രത്യേക പരിശീലനം നല്‍കും. തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റകൃത്യം മറച്ച് വയ്ക്കൽ, തെളിവ് നശിപ്പിക്കാൻ സഹായിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടിപരീക്ഷയില്‍ മിന്നുംപ്രകടനവുമായി ടാറ്റയുടെ ആ കിടിലന്‍ വാഹനം! ഇടിപരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ രണ്ടാം തലമുറ ഇവോക്ക് എസ്‍യുവി. അപകടയാത്രകള്‍ വേണ്ട; കുട്ടികളെ വാഹനങ്ങളുടെ പിന്‍സീറ്റിലിരുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായുളള സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. 'മോളൂട്ടി അച്ഛനെ തല്ലണെടീ രക്ഷിക്ക് ഒടുവിൽ പകരം ചോദിക്കാൻ അവളെത്തി; വീഡിയോ വൈറൽ യുഎഇ ശിശുസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി; പ്രവാസികളുടെ മക്കള്‍ക്കും ബാധകം അബുദാബി: 2016ലെ ശിശു സംരക്ഷണ നിയമത്തില്‍ യുഎഇ ക്യാബിനറ്റ് സുപ്രധാന ഭേദഗതികള്‍ കൊണ്ടുവന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ക്യാബിനറ്റ് തീരുമാനം കഴിഞ്ഞദിവസം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇയുടെ ഔദ്ദ്യോഗിക ഗസറ്റിലും ഭേദഗതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡനം; ബീഹാർ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിൽ ആരോപണവിധേയായ ബീഹാർ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു. മന്ത്രിയുടെ ഭർത്താവിന് പീഡനത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. കുട്ടികള്‍ മൊബൈലില്‍ അശ്ലീലം കാണുന്നുണ്ടോ; മാതാപിതാക്കള്‍ക്ക് എളുപ്പത്തില്‍ പിടിക്കാം ISL ചെന്നൈയിനെ സമനിലയില്‍ പൂട്ടി ഈസ്റ്റ് ബംഗാള്‍ Uttar Pradesh പുതിയ റോഡ് ഉദ്ഘാടനം ചെയ്യാനായി തേങ്ങ ഉടച്ചു; പൊളിഞ്ഞിളങ്ങി റോഡ് omicron ഒമിക്രോൺ' വകഭേദം; പ്രത്യക്ഷപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍ ഇവയൊക്കെ Sex On Scooter സ്‍കൂട്ടറിലെ 'സെക്സ് പരിഹാസവുമായി അയല്‍ക്കാര്‍, പുലിവാല് പിടിച്ച് യുവതി! Junior Hockey World Cup 2021 ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യയെ തകര്‍ത്ത് ജര്‍മനി ഫൈനലില്‍ മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് 3 മാസമായി ശമ്പളമില്ല, ഇമ്രാൻഖാനെ ട്രോളി പാക് എംബസിയുടെ ഔദ്യോഗിക ട്വീറ്റ് Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും കൊട്ടിയൂർ:റബര്‍വില ഉയരുമ്പോള്‍ അതിന്റെ ഗുണം ലഭിക്കാതെ കര്‍ഷകര്‍ ദുരിതത്തില്‍. മഴ അനിശ്ചിതമായി നീളുന്നതാണ് കാരണം. കാലവര്‍ഷംകഴിഞ്ഞ് ന്യൂനമര്‍ദവും പിന്നീട് തുലാവര്‍ഷവുമെല്ലാം ചേര്‍ന്ന് കര്‍ഷകരെ തീരാ ദുഃഖത്തിലാഴ്ത്തുന്നു. റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ഇപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷം റബര്‍വില ഉയര്‍ന്നു തുടങ്ങിയപ്പോഴാണ് ടാപ്പിങ് നടത്താനാകാതെ കര്‍ഷകര്‍ വിഷമിക്കുന്നത്. ഇതിനിടെയാണ് വില മെച്ചപ്പെട്ടു തുടങ്ങിയത്. എന്നാല്‍ റെയിന്‍ഗാര്‍ഡ് പിടിപ്പിച്ച് ടാപ്പിങ് നടത്താനുള്ള അവസരം മിക്ക കര്‍ഷകര്‍ക്കും ലഭിച്ചില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റബര്‍ വിലയിടിവ് മൂലം കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഉല്‍പാദന ചെലവ് പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് നൂറു രൂപയിലും താഴ്ന്നിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് വില നേരിയ തോതിലെങ്കിലും വര്‍ധിച്ചത്. ഇപ്പോള്‍ റബര്‍വില കിലോയ്ക്ക് 170 രൂപയ്ക്ക് മുകളില്‍ എത്തിയിട്ടുണ്ട്. അതേസമയം, മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോള്‍ വില വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് റബ്ബർ കര്‍ഷകര്‍ താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു അനുഭവേദ്യ വിനോദ സഞ്ചാരത്തിന് 'സ്ട്രീറ്റ്' പദ്ധതി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, എഫ്ഡിഐ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകവും വികസനത്തിനായുള്ള പ്രധാന വായ്പാ ഇതര മാര്‍ഗവുമാണ്. എഫ്ഡിഐ വലിയ അളവില്‍ പ്രാപ്തമാക്കുന്നതിനും നിക്ഷേപകന് അനുകൂലവുമായ എഫ്ഡിഐ നയം നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അനുഭവേദ്യ വിനോദ സഞ്ചാരത്തിന് 'സ്ട്രീറ്റ്' പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രതിരോധം ഉള്‍പ്പടെയുള്ള വിവിധ മേഖലകളിലെ എഫ്ഡിഐ നിയന്ത്രണ പരിധി കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം പരിമിതമായി മാത്രമുള്ള വിവിധ മേഖലകളിലേക്ക് കൂടുതലായി വിദേശ നിക്ഷേപകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ 42 ശതമാനം ഇടിവാണ് 2020ല്‍ എഫ്ഡിഐ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഉണ്ടായത്. 1990കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ആഗോള എഫ്ഡിഐയില്‍ കൊറോണ സൃഷ്ടിച്ചത്. എന്നാല്‍ ചില വന്‍ ഇടപാടുകളുടെ കൂടി ഫലമായി എഫ്ഡിഐയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയായിരുന്നു. 9 മാസങ്ങള്‍ക്കു ശേഷം ചൈനയില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കുന്നതും ഇപ്പോള്‍ ഇന്ത്യ പുനരാരംഭിച്ചിട്ടുണ്ട്. അനുഭവേദ്യ വിനോദ സഞ്ചാരത്തിന് 'സ്ട്രീറ്റ്' പദ്ധതി Previous പിഎസ്ബികളിലെ നിഷ്ക്രിയാസ്തി രൂപീകരണം മയപ്പെടും: മോര്‍ഗന്‍ സ്റ്റാന്‍ലി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ വാഷിംഗ്ടണ്‍/ന്യൂഡെല്‍ഹി: ട്രംപ് ഭരണകൂടത്തിന്‍റെ ചൈന നയത്തിന് അനുസൃതമായി, തെയ്വാന്‍, ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ മനുഷ്യാവകാശങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ഒപ്പിട്ട ഇടക്കാല യുഎസ് ദേശീയ സുരക്ഷ സംബന്ധിച്ച തന്ത്രപരമായ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഇന്ന്, എന്നത്തേക്കാളുമുപരി അമേരിക്കയുടെ വിധി അതിന്‍റെ തീരങ്ങള്‍ക്കപ്പുറത്തുള്ള സംഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി മാര്‍ഗനിര്‍ദേശത്തില്‍പറയുന്നു. അവിടെ അത് വളര്‍ന്നുവരുന്ന ദേശീയതയുടെ, ജനാധിപത്യത്തെ പിന്നോട്ടടിക്കുന്ന ഒരു ലോകത്തെ അഭിമുഖീകരിക്കുന്നു. ചൈന, റഷ്യ, മറ്റ് സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ എന്നിവരുമായി വളര്‍ന്നുവരുന്ന ശത്രുത, ഒപ്പം ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും പുനര്‍നിര്‍മ്മിക്കുന്ന ഒരു സാങ്കേതിക വിപ്ലവം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതലത്തില്‍ ഇന്ന് പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപംകൊള്ളുന്നു എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ഇവിടെപുതിയ ഭീഷണികള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവിടെ ചൈന കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. സുസ്ഥിരവും തുറന്നതുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന് നിരന്തരമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളത് ഇന്ന് ചൈനക്കാണ്. സാമ്പത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക ശക്തികളെ സംയോജിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു എതിരാളിയാണവര്‍-24 പേജുള്ള രേഖയില്‍ പറയുന്നു. റഷ്യയാകട്ടെ ഇന്ന് ആഗോള സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒപ്പം ലോകവേദിയില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ബെയ്ജിംഗും മോസ്കോയും ഇന്ന് ആഗോളതലത്തില്‍ യുഎസിന്‍റെ ശക്തിയും സ്വാധീനവും പരിശോധിക്കുന്നു. ഒപ്പം ലോകമെമ്പാടുമുള്ള തങ്ങളുടെ താല്‍പ്പര്യങ്ങളെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതില്‍ നിന്ന് യുഎസിനെ തടയാനും അവര്‍ശ്രമിക്കുന്നു. യുഎസിന്‍റെ സഖ്യകക്ഷികളെയും പങ്കാളികളെയും ഭീഷണിപ്പെടുത്തുകയും പ്രാദേശിക സ്ഥിരതയെ വെല്ലുവിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പല മേഖലകളിലും ചൈനയുടെ നേതാക്കള്‍ അന്യായമായ നേട്ടങ്ങളാണ് തേടുന്നത്. അതിനായി അവര്‍ പലവഴികള്‍ പരീക്ഷിക്കുന്നു. തുറന്നതും സുസ്ഥിരവുമായ ഒരു അന്താരാഷ്ട്ര സംവിധാനത്തിന്‍റെ നിയമങ്ങളെയും മൂല്യങ്ങളെയും ചൈന ദുര്‍ബലപ്പെടുത്തുന്നുവെന്നും ബൈഡന്‍ ഭരണകൂടം അതിന്‍റെ ദര്‍ശന രേഖയില്‍ പറയുന്നു. ‘ചൈനീസ് സര്‍ക്കാരിന്‍റെ നടപടികള്‍ ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും മൂല്യങ്ങളെയും നേരിട്ട് ബാധിക്കുമ്പോള്‍ ബെയ്ജിംഗിന്‍റെ വെല്ലുവിളിക്ക് യുഎസ് ഉത്തരം നല്‍കും. അന്യായവും നിയമവിരുദ്ധവുമായ വ്യാപാര സമ്പ്രദായങ്ങള്‍, സൈബര്‍ മോഷണം, അമേരിക്കന്‍ തൊഴിലാളികളെ വേദനിപ്പിക്കുന്ന നിര്‍ബന്ധിത സാമ്പത്തിക രീതികള്‍ എന്നിവ ഞങ്ങള്‍ നേരിടും.അന്യായവും നിയമവിരുദ്ധവുമായ വ്യാപാര സമ്പ്രദായങ്ങള്‍, സൈബര്‍ മോഷണം, അമേരിക്കന്‍ തൊഴിലാളികളെ ബാധിക്കുന്ന നിര്‍ബന്ധിത സാമ്പത്തിക രീതികള്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കും. അവരുടെ ഈ നടപടികള്‍ യുഎസിന്‍റെ നൂതനവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളെ ദോഷകരമായി ബാധിക്കുന്നതാണ്. യുഎസിന്‍റെ മത്സരശേഷിയും തന്ത്രപരമായ നേട്ടവും ഇല്ലാതാക്കാനുള്ള ശ്രമമാണ് ബെയ്ജിംഗ് നടത്തുന്നത്.നിര്‍ണായക ദേശീയ സുരക്ഷാ സാങ്കേതികവിദ്യകള്‍ക്കും മെഡിക്കല്‍ സപ്ലൈകള്‍ക്കുമായുള്ള വിതരണ ശൃംഖല സുരക്ഷിതമാണെന്ന് യുഎസ് ഉറപ്പാക്കുമെന്ന് നയരേഖയില്‍പറയുന്നു. അന്താരാഷ്ട്ര നിയമപ്രകാരം നാവിഗേഷന്‍ സ്വാതന്ത്ര്യം അടക്കമുള്ള സൗകര്യങ്ങള്‍ ബൈഡന്‍ സര്‍ക്കാര്‍ തുടരും. “സഖ്യകക്ഷികളെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ നയതന്ത്രപരമായും സൈനികമായും നിലകൊള്ളും,” എന്നും മാര്‍ഗരേഖയിലുണ്ട്. സ്വതന്ത്ര രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ ബലപ്രയോഗമോ അനാവശ്യമായ വിദേശ സ്വാധീനമോ ഇല്ലാതെ നടത്താനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചൈനയുടെ അയല്‍ക്കാരെയും വാണിജ്യ പങ്കാളികളെയും യുഎസ് പിന്തുണയ്ക്കും. അമേരിക്കന്‍ പ്രതിബദ്ധതകള്‍ക്ക് അനുസൃതമായി പ്രമുഖ ജനാധിപത്യ രാജ്യവും നിര്‍ണായക സാമ്പത്തിക-സുരക്ഷാ പങ്കാളിയുമായ തെയ്വാന് നല്‍കുന്ന യുഎസ് പിന്തുണ തുടരും. ചൈനയില്‍ ബിസിനസ് ചെയ്യുന്നതില്‍ യുഎസ് കമ്പനികള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ ത്യജിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് അമേരിക്ക നിലകൊള്ളുന്നത്. ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നിടങ്ങളിലെ പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ വിഷയങ്ങളിലെല്ലാം സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഒരു പൊതു സമീപനം ഉണ്ടാക്കാന്‍ യുഎസ് ശ്രമിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. Previous ജപ്പാനിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് സൗദി, യുഎഇ രാജ്യങ്ങളില്‍ നിന്ന് Next മാന്യതയോടെ രാജിവെയ്ക്കാന്‍ ഇമ്രാന്‍ ഖാനോട് പ്രതിപക്ഷം 100 കോടി ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി രാജ്യം ആശങ്കയില്‍ നിന്ന് ആത്മവിശ്വാസത്തിലേക്ക് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; ചൈനയെ മറികടന്ന് വളർച്ച അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രികര്‍ മാസ്‌ക് ധരിക്കണം തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍1 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍1 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നും വന്ന ചാവക്കാട് സ്വദേശി (32 ,പുരുഷന്‍) ഇരിഞ്ഞാലക്കുട സ്വദേശി (46,പുരുഷന്‍ കാറളം അഭിഭാഷകർക്ക് സൗജന്യമായി പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) 57 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) 57 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.18 പേരുടെ ഫലം നെഗറ്റീവായി ഇതിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് കാലിക്കറ്റ് സർവ്വകലാശാല പ്രോജക്റ്റ് സമർപ്പണത്തിന്ന് കൂടുതൽ സമയം അനുവദിക്കും: യൂജിൻ മോറേലി തൃശൂർ :വിദൂര വിദ്യാഭ്യാസത്തിലെ വിദ്യാർത്ഥികൾക്ക് പ്രോജക്ട് സമർപ്പിക്കുവാൻ കൂടുതൽ സമയവും ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രവും അനുവദിക്കുമെന്ന് സിൻഡിക്കേറ്റംഗവും വിദൂര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കൺവീനറുമായ യൂജിൻ മോറേലി അറിയിച്ചു മതബോധനം 2020-21 അദ്ധ്യയന വര്‍ഷം ആരംഭിച്ചു ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ മതബോധനം 2020-21 അദ്ധ്യയന വര്‍ഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ തിരി തെളിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 78 ക്ലാസുകളായി നൂറിലധികം കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി മുരിയാട്: മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരത്ത് ചെങ്ങനാട്ട് മുരളീധരൻ നായർ തന്റെ കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനമായ വഴിയിൽ നിന്ന് കിട്ടിയ പേഴ്‌സ് തിരിച്ചേൽപിച്ചു യുവാക്കൾ മാതൃകയായി ഇരിങ്ങാലക്കുട: മണ്ഡലത്തിൽ തരിശുഭൂമികൾ കൃഷിഭൂമികളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഔഷധസസ്യകൃഷിക്ക് പൂമംഗലം ഗ്രാമ പഞ്ചായത്തിലെ എടക്കുളത്തും, കാറളം പഞ്ചായത്തിലെ പുല്ലത്തറയിലും ആരംഭം കുറിച്ചു.പദ്ധതിയുടെ ഉദ്ഘാടനം സ്ഥലം എം.എൽ.എ പ്രൊഫ. കെ.യു മണ്ണാത്തിക്കുളം റോഡ് റസിഡൻസ് അസോസിയേഷൻ മാസ്ക് വിതരണം നടത്തി മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല :ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇരിങ്ങാലക്കുട മതജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ലെന്നും ഈശ്വരനില്‍ ആശ്രയിക്കുന്നവര്‍ക്ക് എല്ലാം നന്മയായി ഭവിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ മതബോധന ഫൂട്ട് ഡിസ്പെൻസറുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ ഇരിങ്ങാലക്കുട:കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തു വർധിച്ചുവരുകയും കൂടുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് കരസ്പർശമില്ലാതെ സാനിറ്റൈസർ ലഭ്യമാക്കാൻ കഴിയുന്ന ഉപകരണങ്ങൾക്ക് ആവശ്യക്കാർ 500 കുടുംബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്ത് ബി.ജെ.പിയും ധർമ്മ ഭാരതിയും പടിയൂർ:ധർമ്മഭാരതിയുടെയും ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ പടിയൂർ വളവനങ്ങാടി മേഖലയിൽ 500 നമോ കിറ്റുകൾ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കോലാന്ത്രയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബിജെപി കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇകെ എൻ സെന്ററും സംയുക്തമായി ശാസ്ത്രതകൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി മലബാർ കലാപം-ചരിത്രവും,വർത്തമാനവും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ ഉണ്ടാകണം ന്യായാധിപനിയമനം സുതാര്യമാക്കണം:-അഡ്വ :മഞ്ചേരി ശ്രീധരൻ നായർ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ; സയാമീസ് ഇരട്ടകളായ സല്‍മയും സാറയും റിയാദിലെത്തും ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിക്കുന്നതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. റിയാദ്: ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളായ(Egyptian conjoined twins) സല്‍മയും സാറയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തും(Riyadh ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തലകള്‍ ഒട്ടിച്ചേര്‍ന്ന ഇവരുടെ ആരോഗ്യനില പഠിക്കാനും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് കുട്ടികളുടെ ആശുപത്രിയില്‍ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനുമാണ് സയാമീസ് ഇരട്ടകളെ ഈജിപ്തില്‍ നിന്ന് റിയാദിലെത്തിക്കുന്നത്. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയയ്ക്കായി റിയാദിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സല്‍മാന്‍ രാജാവിന് കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കല്‍ സംഘം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി അറിയിച്ചു. ലോകത്ത് സൗദി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. ഈജിപ്ഷ്യന്‍ സയാമീസ് ഇരട്ടകളെ കൂടി എത്തിക്കുന്നതോടെ ആകെ റിയാദിലെത്തിച്ച് പരിശോധിച്ച സയാമീസ് ഇരട്ടകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. സല്‍മാന്‍ രാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം യെമനി സയാമീസ് ഇരട്ടകളെ സൗദിയിലെത്തിച്ചു വിശിഷ്ട വ്യക്തികള്‍ക്കും വിദഗ്ധര്‍ക്കും സൗദി പൗരത്വം നല്‍കാന്‍ അനുമതി റിയാദ്: വിശിഷ്ട വൈദഗ്ധ്യവും സ്‌പെഷ്യലൈസേഷനുകളും ഉള്ള പ്രതിഭകള്‍ക്ക്‌ സൗദി പൗരത്വം അനുവദിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മതപരം, മെഡിക്കല്‍, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ മേഖലകളിലെ വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കുമാണ് സൗദി പൗരത്വം അനുവദിക്കുക. സൗദിയില്‍ വികസനം ശക്തമാക്കാന്‍ സഹായിക്കുന്നതിനായി വിഷന്‍ 2030 പദ്ധതിക്ക് അനുസൃതമായി മെഡിക്കല്‍, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, സാങ്കേതിക, നിയമ മേഖലകളിലെ വിദഗ്ധര്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ മുമ്പ് രാജാവ് ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും വിശിഷ്ട പ്രതിഭകള്‍ക്കും വിദഗ്ധര്‍ക്കും അപൂര്‍വ സ്പെഷ്യലൈസേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൗദി പൗരത്വം അനുവദിക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കിയത്. Covid 19 സൗദി അറേബ്യയിൽ വീണ്ടും രണ്ട് കൊവിഡ് മരണം Gulf News വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍ Gulf News അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു Covid 19 Variant പുതിയ കൊവിഡ് വകഭേദം; പ്രത്യേക അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ് Covid 19 Variant ഒമാനിലെ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്ക് ഇളവ്; ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് ബിരുദ പഠനം മൂന്ന് വര്‍ഷം എന്നത് വളരെ കുറഞ്ഞ കാലയളവാണ് എന്നെ പോലെ, ചില വിഷയങ്ങള്‍ക്ക് അവഗാഹമായ പാണ്ഡിത്യം വേണമെന്ന് കരുതുന്നവര്‍ക്ക് മിനിമം അഞ്ച് വര്‍ഷമെങ്കിലും വേണം ബിരുദ പഠനത്തിന്. യൂണിവേഴ്സിറ്റി എന്റെയീ മാന്യമായ ആഗ്രഹം അനുവദിച്ചില്ലെങ്കിലും ഞാന്‍ തോറ്റ് പിന്മാറിയില്ല. അഞ്ചാമത്തെ വര്‍ഷമാണ് ഞാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വാങ്ങിയത്. യൂണിവേഴ്സിറ്റി പോലും തലതാഴ്ത്തിയിട്ടുണ്ടാകും എന്റെ പോരാട്ട വീര്യത്തെ കുറിച്ചോര്‍ത്ത്. അതെന്തു തന്നെയായാലും മൂന്നു വര്‍ഷത്തെ ബിരുദ പഠനത്തിന് ശേഷം അവഗാഹമായ പാണ്ഡിത്യം വേണ്ട ചില വിഷയങ്ങള്‍ കടന്ന് കൂടാന്‍ ഞാന്‍ രണ്ടാമതും മൂന്നാമതും ‘കുത്തുന്ന‘ കാലം. ആ വിശ്രമകാലത്ത് ഒരു ദിവസം രാവിലെ പത്രത്തില്‍ മുഴുകിയിരുന്ന എന്റെ ‘അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം ‘(അത് സാഹിത്യമാ മനസ്സിലായികൊള്ളണമെന്നില്ല തലേന്ന് കഴിച്ച ബിരിയാണിയുടേതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അല്ല. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ, മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ എന്ന്. അന്തരാത്മാവിന്റെ പ്രശ്നമല്ലേ. അതങ്ങനെ തള്ളികളയാന്‍ പാടില്ലല്ലോ. ഞാന്‍ എഴുനേറ്റു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. നെറ്റ് കണക്ട് ചെയ്തു. ഡയല്‍ അപ്പ് കണക്ഷനായതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമപോലെ ഒരുപാട് നേരം എന്നെ മുഷിപ്പിച്ച ശേഷമാണ് മെയില്‍ ഒന്ന് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയത്. ഇന്‍ബോക്സില്‍ രണ്ടാമത് മൈക്രോസോഫ്റ്റിന്റെ പേരില്‍ കിടക്കുന്ന മെയിലിന്റെ ‘കണ്‍ഗ്രാഡുലേഷന്‍‘ എന്ന സബ്ജക്ട് ലൈനില്‍ എന്റെ കണ്ണുകളുടക്കി. വേലയും കൂലിയുമില്ലാതെ ഈ കാട്ടുമുക്കില്‍ താമസിക്കുന്ന എന്നെ അഭിനന്ദിക്കാന്‍ ബില്‍ഗേറ്റ്സിന്റെ പിരി വല്ലതുമിളകിയോ എന്ന് ചിന്തിച്ച് ഞാന്‍ മെയില്‍ തുറന്നു. മൈക്രോസോഫ്റ്റ്കാര്‍ കഴിഞ്ഞ ആഴ്ച കമ്പ്യൂട്ടറിനെ കൊണ്ട് നടത്തിച്ച നറുക്കെടുപ്പില്‍ എന്റെ മെയില്‍ അഡ്രസ്സാണ് തിരഞ്ഞെടുക്കപ്പെട്ടതത്രേ. ഈ മൈക്രോസോഫ്റ്റ്കാരുടെ ഓരോരോ ടെക്നോളൊജികള്‍ എനിക്ക് അടിച്ച ലോട്ടറിക്ക് കിട്ടുന്ന സമ്മാനതുക കണ്ടപ്പോള്‍, ടീവിയിലെ ടെലിഷോപ്പിങ്ങ് പരിപാടിയിലെ ഇളക്കക്കാരി മദാമ്മയെ പോലെ ഞാനും അറിയാതെ നിലവിളിച്ചുപോയി “Woooo w 5 ലക്ഷം പൌണ്ട്. അപ്പോള്‍ തന്നെ പൌണ്ടിന്റെ വിനിമയ നിരക്ക് നോക്കി തുകയേ രൂപയിലേക്ക് കണക്ക് കൂട്ടിയപ്പോള്‍ ഞാന്‍ മദാമ്മയുടേ “Woooo w" ഒന്നുകൂടി വിളിച്ചുപോയി. ഞാന്‍ കോടീശ്വരനായിരിക്കുന്നു. കോടീശ്വരന്‍. എനിക്ക് നില്‍ക്കണമോ അതോ ഇരിക്കണമോ അതോ ഇതു രണ്ടുമല്ല കിടക്കണമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഞാന്‍ പല പല പ്രാവശ്യം എന്റെ ആ‘ഭാഗ്യ മെയില്‍‘ വായിച്ചു. മനസ്സിലാകാത്ത പല വാക്കുകളുടെയും അര്‍ത്ഥം ഡിക്ഷ്നറി എടുത്ത് കൊണ്ട് വന്ന് അതില്‍ നോക്കി മനസ്സിലാക്കി. ഒരിക്കലുമില്ലാത്തത് പോലെ ഡിക്ഷ്നറി എടുത്ത് കൊണ്ട് പോകുന്ന എന്നെ കണ്ടപ്പോള്‍ എന്റെ മാതാശ്രീയുടെ മുഖത്തുണ്ടായ അവിശ്വസനീയത ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതിന് മുന്‍പ്, ഇത്ര വലിയ ഡിക്ഷ്നറിക്ക് എത്ര വില വരും എന്ന ഉദ്വേഗമാണ് എന്നെകൊണ്ട് ആ ഡിക്ഷ്നറി തുറപ്പിച്ചത്. അന്ന് വില നോക്കി അടച്ച് വച്ച ആ പുസ്തകത്തിന് ഇങ്ങനെയും ചില ഉപയോഗവുമുണ്ടെന്ന് ബോധ്യമായത് ഈ ഒരവസരത്തിലാണെന്ന് മാത്രം. ഈ മെയിലിന്റെ വിശ്വാസ്യതയില്‍ എനിക്ക് ഒരു സംശയവും തോന്നിയില്ല. കാരണം കാശ് നമ്മുടെ കയ്യിലേക്ക് തരുന്നതിന് വേണ്ടി ക്ലെയിം ചെയ്യാനും എന്ത് സംശയമുണ്ടെങ്കിലും വിളിച്ച് ചോദിക്കാനും പറഞ്ഞ് രണ്ട് സായിപ്പ് അണ്ണന്മാരുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസ്സുകളും ആ മെയിലില്‍ കൊടുത്തിരുന്നു. പിന്നെ ഞാന്‍ എന്തിന് സംശയിക്കണം.ആ നിര്‍മ്മല ഹൃദയരെ സംശയിക്കുന്നത് പോലും പാപമാണ്. ‘മുഖച്ചിത്രം’ എന്ന സിനിമയിലെ ജഗതിയും ‘കിലുക്കത്തിലെ’ ഇന്നസെന്റും എന്റെ മനസിലൂടെ കടന്ന് പോയെങ്കിലും ആ ചിത്രത്തേക്കാള്‍ എന്റെ മനസ്സില്‍ തെളിച്ചം ടീവിയിലൂടെ കാണിച്ച സൂപ്പര്‍ ലോട്ടോ പരസ്യത്തിലെ കോടികള്‍ കിട്ടി പണക്കാരായ ദരിദ്രവാസികളുടെ മുഖങ്ങള്‍ക്കായിരുന്നു. ഏതായാലും ഞാന്‍ ഒരു വലിയ ആളായെന്നുള്ള കാര്യം ചൂടു പോകുന്നതിന് മുന്‍പ് ഞാന്‍ മാതാശ്രീയെയും സഹോദരിയെയും അറിയിച്ചു. കോടികളുടെ കണക്ക് കേട്ടപ്പോള്‍ അവരുടെ മുഖത്ത് വന്ന ചിരി പുച്ഛമാണൊ പരിഹാസമാണോ അഭിമാനമാണോ എന്നൊന്നും ചികഞ്ഞറിയാനുള്ള മാനസികാസ്ഥയിലായിരുന്നില്ല ഞാന്‍. അഥവാ പുച്ഛമാണെങ്കില്‍ തന്നെ അതെനിക്കൊരു പ്രശ്നമായിരുന്നില്ല. ഫലമുള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ. അത് പണക്കാരുടെ വിധിയാണ് എന്ന് സമാധാനിക്കാന്‍ എനിക്ക് കഴിയും. എന്റെ വീട് പണിക്ക് ഒരു 10 ലക്ഷം തരണേടാ എന്ന സഹോദരിയുടെ വാക്കുകളും കേട്ടില്ലെന്ന് നടിച്ച് ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു, കോടികള്‍ ക്ലെയിം ചെയ്യാന്‍ ഈ സന്തോഷ വാര്‍ത്ത അളിയനെ അറിയിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി ഞാന്‍ ഇംഗ്ലണ്ടില്‍ ഓണ്‍സൈറ്റ് പോയിരുന്ന പുള്ളിക്കും വിവരങ്ങളെല്ലാം കാട്ടി വിശദമായ ഒരു മെയില്‍ അയച്ചു. അളിയന് ഒരു നല്ല കാലം വന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ എന്ന് പറയാന്‍ പാടില്ലല്ലോ അധികം താമസിയാതെ തന്നെ എന്റെ പുന്നാര അളിയന്റെ മറുപടി എനിക്ക് കിട്ടി. ഇത് ഒന്നാന്തരം പറ്റിപ്പാണ്. ഇത്തരം പറ്റിപ്പിനെ കുറിച്ച് അവിടെ അതായത് ഇംഗ്ലണ്ടില്‍ ,ടിവിയില്‍ വാര്‍ത്ത ഉണ്ടായിരുന്നു എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് ആ മറുപടിയില്‍ ഒരതിശയവും തോന്നിയില്ല. കാരണം ഒരുത്തന്‍ രക്ഷപ്പെട്ടെന്ന് കേട്ടാല്‍ അത് സ്വന്തം അളിയനാണെങ്കില്‍ പോലും സഹിക്കില്ലല്ലോ. അസൂയ വന്നാല്‍ ഇതും ഇതിനപ്പുറവും പറയും എന്നറിയാമായിരുന്നതിനാല്‍ ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വീടു പണിക്ക് കാശിന് ഇങ്ങു വരുമല്ലോ, അന്ന് അളിയനും പെങ്ങള്‍ക്കുമുള്ള മറുപടി കൊടുക്കാം എന്ന് ഉറപ്പിച്ചു ഞാന്‍. എനിക്ക് കോടികള്‍ തരാന്‍ പോകുന്ന അണ്ണന്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട വിലാസം, ജനനതീയതി, വയസ്സ് ബാങ്ക് അക്കൌണ്ട് നമ്പര്‍ എന്നിവയെല്ലാം വച്ച് ഞാന്‍ ഒരു മെയിലയച്ചു. എന്റെ, പട്ടി പെറ്റുകിടക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ നമ്പര്‍ അവര്‍ക്ക് കൊടുക്കാന്‍ എനിക്കാസമയം ഒരു ഉളുപ്പും തോന്നിയില്ല എന്നതാണ് സത്യം. അപ്പോള്‍ തന്നെ അണ്ണന്‍മാരുടെ മറുപടിയും കിട്ടി. ദേ ഞങ്ങള്‍ കാശ് ക്ലെയിംസ് ഏജന്‍റിന് കൈമാറിയിട്ടുണ്ട്. നിങ്ങള്‍ ആ സാറിനെ വിളിക്കൂ എന്ന് പറഞ്ഞ് ഒരു നമ്പറും തന്നു കൊണ്ടുള്ളതായിരുന്നു അവരുടെ മറുപടി. അവസാനം ‘കണ്‍ഗ്രാഡുലേഷന്‍സ്’ ഒരിക്കല്‍ കൂടി പറയാനും അവര്‍ മറന്നില്ല. കോള്‍മയിര്‍ കൊണ്ടുപോയ ഞാന്‍, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എന്റെ കൈയ്യില്‍ നുള്ളി നോക്കി. എന്നിട്ടും വിശ്വാസമാകാതെ ഒരു പിന്‍ കൊണ്ടും കുത്തി വിശ്വാസയോഗ്യമാക്കി. എന്റെ മനസ്സില്‍ പല പല പ്ലാനിങ്ങുകളും നടക്കുകയായിരുന്നു. പണക്കാരനായാല്‍ പണി കൊടുക്കണ്ടവരുടെ ലിസ്റ്റ് തന്നെ മനസ്സില്‍ കുറിച്ചിട്ടു. ബൈക്കില്‍ ഒരു ലിഫ്റ്റ് തരാതിരുന്ന അനീഷ് മനുഷ്യന് സ്വൈര്യക്കേടായി എന്തിനാടൊ രാവിലെ ഒരുങ്ങികെട്ടി ഇങ്ങോട്ട് കെട്ടിയെഴുന്നള്ളുന്നത് എന്ന് ചോദിച്ച ബിന്ദു ടീച്ചര്‍, ഇവനൊന്നും നന്നാകാനുള്ളവനല്ല എന്ന് ഉറപ്പിച്ച അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെ എന്റെ ലിസ്റ്റ് നീണ്ടു. അതിനോടൊപ്പം തന്നെയായിരുന്നു ആശങ്കകളുടെ സ്ഥാനവും. ഇത്രയും കാശ് ഒരുമിച്ച് ഏത് ബാങ്കിലിടും, അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാകുന്ന സ്കീമില്‍ കോടികള്‍ ഇടാന്‍ പറ്റുമോ, കാശുകാരാനായാല്‍ ഞാന്‍ അഹങ്കാരിയാകുമോ, തുടങ്ങി ആശങ്കകളുടെ അയ്യരുകളിയായിരുന്നു എനിക്ക്. ഏതായാലും ഇരുപത് ലക്ഷത്തിന് മുകളില്‍ വിലയുള്ള ഒരു കാര്‍ ഉടന്‍ ബുക്ക് ചെയ്യണം എന്ന് ഞാന്‍ ഉറപ്പിച്ചു. നമ്മള്‍ വലിയ സംഭവമായ കാര്യം നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും അറിയിക്കാന്‍ കാറാണ് എളുപ്പവഴി. ക്ലെയിംസ് ഏജന്റിനെ എങ്ങനെ വിളിക്കും. അതായി അടുത്ത പ്രശ്നം. വിളിച്ചാല്‍ തന്നെ സായിപ്പാണ് ഫോണ്‍ എടുക്കുന്നതെന്ന് ഉറപ്പ്. അവന്മാരുടെ ഒരു മെയിലു വായിക്കാന്‍ ഞാന്‍ പെട്ടപാട് എനിക്കെ അറിയൂ. അളിയനെ കൊണ്ട് വിളിപ്പിക്കാമായിരുന്നു. പക്ഷെ എന്നോട് ഇത്രയും അസൂയയുള്ള അളിയനെ കൊണ്ട് ഇനി അവരെ വിളിപ്പിക്കാന്‍ എന്നിലെ ബുദ്ധിമാന്‍ എന്നെ അനുവദിച്ചില്ല. പുള്ളിക്ക് ഞാന്‍ നന്നാവുന്നത് ഇഷ്ടമല്ലാത്ത സ്ഥിതിക്ക് പുള്ളി ചിലപ്പോള്‍ ആ സായിപ്പന്മാരെ തെറ്റിദ്ധരിപ്പിച്ച് എന്റെ കോടികള്‍ തട്ടിയെടുത്തേക്കാം. കാശിന്റെ കാര്യമല്ലേ. അങ്ങനെ എന്റെ വിവരക്കേട് മുതലെടുത്ത് ആരും കോടീശ്വരന്മാരാകേണ്ട. അങ്ങനെ തലപുകഞ്ഞ് പുകഞ്ഞ് കത്തുമെന്ന അവസ്ഥയിലിരിക്കുമ്പോഴാണ് എന്റെ പുന്നാര അളിയന്റെ അടുത്ത മെയില്‍ എനിക്ക് കിട്ടുന്നത്. തുറന്ന് നോക്കിയപ്പോള്‍ പ്രത്യേകിച്ചൊന്നുമില്ല ഏതോ ഒരു സൈറ്റിന്റെ ലിങ്ക് മാത്രം. എന്നിലുറച്ച് പോയ ‘കോടീശ്വരന്റെ’ ഗര്‍വ്വോടും പുച്ഛത്തോടും കൂടി ഞാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഓപ്പണായി വന്ന സൈറ്റിലെ വരികള്‍ കണ്ട് എന്റെ കണ്ണ് തള്ളി. വെറുതെ ഒരു തള്ളലായിരുന്നില്ല അത്. സൂര്യ ടീവിയില്‍ പണ്ട് കാണിച്ച യക്ഷി സീരിയലിലെ കൂതറ യക്ഷിയുടെ കണ്ണുപോലെ എന്റെ കണ്ണും രണ്ടര ഇഞ്ച് പുറത്തേക്ക് വന്നു. എനിക്ക് കിട്ടിയ മെയില്‍ അതേ പോലെ ദാ ഈ സൈറ്റില്‍ കിടക്കുന്നു. നറുക്കെടുത്ത തീയതിയും വിര്‍ച്വല്‍ ടിക്കറ്റ് നമ്പറും എല്ലാം കൃത്യം. കിറുകൃത്യം. ഇ-മെയില്‍ പറ്റിപ്പുകള്‍ രേഖപ്പെടുത്താവുന്ന ആ സൈറ്റില്‍ ഇതേ മെയില്‍ തന്നെ ഇരുപതോളം പേര്‍ ഇട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നിമിഷം ഞാന്‍ തളര്‍ന്നു. ഒരു വെള്ളിടി വെട്ടി നിന്ന നില്‍പ്പില്‍ ഞാന്‍ സമാധി ആയെങ്കില്‍ എന്ന് ആ നിമിഷം ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എന്റെ കോടികള്‍ ഒലിച്ച് പോയിരിക്കുന്നു. എന്റെ പ്രതീക്ഷകളും ആശങ്കകളുമാണ് താഴെ വീണ മുട്ട പോലെ ചിതറി തെറിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഞാന്‍ അത്രയ്ക്ക് അങ്ങ് ആഗ്രഹിച്ചുപോയിരുന്നു. എന്നെ പറ്റിച്ചവന്‍മാരെ അവന്റെയൊക്കെ അഛനെയും അമ്മയെയും ചേര്‍ത്ത് ഞാന്‍ ഒറ്റശ്വാസത്തില്‍ പ്രാകി. അവന്റെയൊക്കെ അഛനമ്മമാര്‍ തുമ്മി തുമ്മി ഒരു വഴിക്കായിട്ടുണ്ടായിരിക്കും എന്നെനിക്കുറപ്പ്. അന്നു മുതല്‍ ‘കണ്‍ഗ്രാഡുലേഷന്‍സ്’ എന്ന പദത്തെ തന്നെ ഞാന്‍ വെറുത്തു, സ്കൂളില്‍ പഠിച്ചപ്പോള്‍ ഇംഗ്ലീഷിനെയും ഇംഗ്ലീഷ് ടീച്ചര്‍മാരെയും വെറുത്തത് പോലെ. ദുഷ്ടന്മാര്‍ക്ക് പോലും ഇങ്ങനെ ഒരു വിധി ദൈവം കൊടുക്കാതിരിക്കട്ടെ. അത് മാത്രമേ ഉള്ളു എന്റെ പ്രാര്‍ത്ഥന. കൂട്ടിചേര്‍ക്കല്‍: ഈ സംഭവത്തിന് ശേഷം എന്റെ മെയില്‍ ഇന്‍ബോക്സില്‍ പത്തും പതിനഞ്ചും ‘കണ്‍ഗ്രാഡുലേഷന്‍സ്’ മെയിലുകള്‍ ഒരേ സമയം വന്നു കിടന്നിട്ടും ഞാന്‍ അത് ഒന്നു തുറന്നുപോലും നോക്കാതെ ഡിലിറ്റ് ചെയ്ത് കളഞ്ഞു. കാരണം കാശ് നമ്മളെ അഹങ്കാരികളാക്കി കളയും അതു കൊണ്ട് മാത്രം മറ്റൊന്നുമല്ല. സത്യം എന്നെ പറ്റിച്ച നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ലെടാ ഇതു കണ്ടിരുന്നോ ഇതിന്ടെ മറ്റോരു വേര്‍ഷന്‍ ഇതിനാണ് എളിമ വേണം എന്ന് പറയുന്നത്. ഹ ഹ. എത്ര പേര്‍ ഇങ്ങനെ പറ്റിയ്ക്കപ്പെടുന്നു അല്ലേ? ഇത്തരം ഒരു മെയില്‍ കിട്ടിയ എന്റെ ഒരു സുഹൃത്തിനെ, ഇതു കളിപ്പീരാണെന്നു വിശ്വസിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് പിന്നെ അഹങ്കാരിയാവാതെ കഴിഞ്ഞില്ലേ. കാശിനെക്കാള്‍ വലുതായി മറ്റു പലതുമുണ്ട് ഉദാഹരണത്തിന് കാറ് വീടു പണിക്ക് കാശിന് ഇങ്ങു വരുമല്ലോ, അന്ന് അളിയനും പെങ്ങള്‍ക്കുമുള്ള മറുപടി കൊടുക്കാം എന്ന് ഉറപ്പിച്ചു ഞാന്‍. ഒരു ചെറുകഥ കൊണ്ട് മെഗാ സീരിയല്‍ ഉണ്ടാക്കിയ പോലെ ആയിപ്പോയി. കാര്യങ്ങള്‍ ഇത്ര നീട്ടി പരത്തി പറഞ്ഞാല്‍ "കണ്‍ഗ്രാഡുലേഷന്‍സ്’ എന്ന പദത്തെ തന്നെ ഞാന്‍ വെറുത്തു" ഇതായിരിക്കും വായിക്കുന്നവരുടെയും അവസ്ഥ-! എന്‍റെ ബ്ലോഗില്‍ നരകയാതന അനുഭവിച്ചവര്‍ക്ക് വേദനകള്‍ ഇവിടെ വാക്കുകളാക്കാം ഇതില്‍ കൂടുതല്‍ എന്ത് പറയാനാണ്. ഒറ്റ വെടിക്കങ്ങു അവസാനിപ്പിചൂടായിരുന്നോ | Akbar| എന്ത് ചെയ്യാനാ അക്ബറേ എനിക്ക് ചെറിയ ദോശയേക്കാള്‍ ഇഷ്ടം നെയ്റോസ്റ്റായിപോയി. അക്ബറിന് നെയ്റോസ്റ്റ് ഇഷ്ടമല്ലെങ്കില്‍ പോട്ടെ. വിട്ടുകള സോറി ഞാന്‍ വിട്ടു. നെയി റോസ്റ്റും ദോശയും എനിക്കിഷ്ടമാണ്. പാകം ചെയുന്നിടതാണ് ശ്രദ്ധ വേണ്ടത്. താങ്കളുടെ നല്ല സൃഷ്ടികള്‍ വായിക്കാന്‍ വീണ്ടും വരാം. നല്ലതിനെ തീര്‍ച്ചയായും നല്ലതെന്ന് മാത്രമേ പറയൂ . പത്തും പതിനഞ്ചും ‘കണ്‍ഗ്രാഡുലേഷന്‍സ്’ മെയിലുകള്‍ ഒരേ സമയം വന്നു കിടന്നിട്ടും ഞാന്‍ അത് ഒന്നു തുറന്നുപോലും നോക്കാതെ ഡിലിറ്റ് ചെയ്ത് കളഞ്ഞു. കാരണം കാശ് നമ്മളെ അഹങ്കാരികളാക്കി കളയും അതു കൊണ്ട് മാത്രം മറ്റൊന്നുമല്ല. സത്യം വളരെ നല്ല വരികൾ ഗുഡ്‌ പോസ്റ്റ്‌! ഇവിടത്തെ തട്ടിപ്പിനെ പറ്റി അവിടെ കിണ്ണങ്കാച്ചിയായി എഴുതിയിരിക്കുന്നു കേട്ടൊ.. പന്ട്ട് യെവന്മാര്‍ ഒരു 'ഭാഗ്യം' കടാക്ഷിച്ച്ചതിന്റെ പക്ഷെ ഈ കണ്‍ഗ്രാജുലേഷന്‍സ് കുറെ കണ്ടപ്പോള്‍ എനിക്കും പണത്തിനോട് തീരെ ഭ്രമമില്ല്ലാതായിപ്പോയി.ജീവിതത്തില്‍ ആകെ 1000രൂപ നഷ്ടം വന്നിട്ടുണ്ട്.ആട് ഫാം വകയില്‍[40000രൂപ കിട്ടേണ്ടതായിരുന്നു.ആ ചെക്ക് കുറെ കാലം സൂക്ഷിച്ചു വെച്ചു].പിന്നെ ലിസില്‍ 5000 ഇട്ടിരുന്നു.ഭാഗ്യത്തിനു തിരിച്ചു വാങ്ങി.30 രൂപയും ലോട്ടറി ടിക്കറ്റുകളും ലാഭവും കിട്ടി. അനുഭവമാണല്ലോ എപ്പോഴും നമ്മുടെ ഗുരു.ഇപ്പോഴും വരാറുണ്ട് മൈക്രോസോഫ്റ്റും കെനിയയിലെ മെയിലുകളും! ഡയല്‍ അപ്പ് കണക്ഷനായതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമപോലെ ഒരുപാട് നേരം എന്നെ മുഷിപ്പിച്ച ശേഷമാണ് മെയില്‍ ഒന്ന് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയത്. ഞാനറിയുന്ന ഒരുകുട്ടിക്ക്‌ ഈ പറ്റ്‌ പറ്റിയിട്ടുണ്ട്‌. ഹാസ്യം നന്നായി വഴങ്ങുന്നുണ്ട് കണ്‍‌ഗ്രാജുലേഷന്‍‌സ്‌ സോറി, അറിയാതെ പറഞ്ഞു പോയതാണ്‌. ഡിലീറ്റ്‌ ചെയ്യാന്‍‌ വരട്ടെ അഭിനന്ദനങ്ങള്‍‌". "അറിയാത്ത പുള്ള, ചൊറിയുമ്പോള്‍ അറിയും " ‘കണ്‍ഗ്രാഡുലേഷന്‍സ്’ പലപ്പോഴും അസ്ഥാനത്താണ് കിട്ടുന്നതും കൊടുക്കുന്നതുമൊന്നുമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഓഫിസിലിനി ബോസിന്റെ ‘കണ്‍ഗ്രാഡുലേഷന്‍സ്’ വേണ്ടെന്നുപറയാം. | ഇസ്മായില്‍ കുറുമ്പടി അറിയും എന്നല്ല അറിഞ്ഞു.നല്ലപോലെ അറിഞ്ഞു കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്‌. said Previous articleസ്രവം നിറഞ്ഞ ചെറു കുമിളകൾ പ്രത്യക്ഷപ്പെടും പൊട്ടിപ്പഴുക്കുകയും പൊള്ളലേറ്റതു പോലെയുള്ള മുറിവായി മാറുകയും ചെയ്യും ശ്രദ്ധിക്കുക Next articleഇനി പെട്രോൾ 50 രൂപയ്ക്ക് ലഭിക്കുമോ കേന്ദ്ര പദ്ധിതി ഇങ്ങനെ വില കുറഞ്ഞത് ആവി പിടിക്കാൻ വാങ്ങുന്നവർ ഉറപ്പായും ശ്രദ്ധിക്കുക ഇതാണ് സംഭവിക്കുന്നത് ക്ലാസിലെ തനിക്ക് ഇഷ്ടമില്ലാത്ത കുട്ടിയുടെ ഡയറി പരിശോധിച്ച ടീച്ചർ ശരിക്കും അത്ഭുതപ്പെട്ടു ശേഷം സംഭവിച്ചത് ഏട്ടത്തിയെ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാൻ ബ്രോക്കർ പക്ഷെ സംഭവിച്ചത് മകന്റെ വിവാഹം ആയിരുന്നു പക്ഷെ അപ്പനായ ഞാൻ പങ്കെടുത്തില്ല കാരണം……..നൊമ്പര കുറിപ്പ് Kerala Assembly Election 2021 ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ Kerala Assembly Election 2021 ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ സ്ഥാനാർത്ഥികളും പ്രമുഖരും രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു. തിരുവനന്തപുരം: കേരളം വിധിയെഴുതി തുടങ്ങി. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. കൃത്യം 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. അതിരാവിലെ തന്നെ പോളിങ് ബൂത്തിൽ വോട്ടർമാർ എത്തിത്തുടങ്ങിയിരുന്നു. സ്ഥാനാർത്ഥികളും പ്രമുഖരും അടക്കമുള്ളവർ രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു. സംസ്ഥാനത്ത് തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ തവണത്തെക്കാൾ മികച്ച വിജയം നേടുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന് 100 സീറ്റുകൾ ലഭിക്കുമെന്നും പിണറായി തന്നെയാണ് ക്യാപ്റ്റനെന്നതിൽ ആർക്കും സംശയമില്ലെന്നും മന്ത്രി ഇ പി ജയരാജൻ. ക്യാപ്റ്റൻ എന്നാൽ ലീഡർ എന്നാണ് ഉദ്ദേശിക്കുന്നത്. ഇടത് തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നും അഴീക്കോട് മണ്ഡലത്തിലെ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ജയരാജൻ പറഞ്ഞു. പാലായിൽ തന്റെ ചിഹ്നത്തിൽ വ്യക്തത കുറവുണ്ടെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ഇതേക്കുറിച്ച് പരാതി നൽകിയിട്ടുണ്ടെന്നും പാലായിൽ 15,000 വോട്ടിന് ജയിക്കുമെന്നും വോട്ട് ചെയ്ത ശേഷം മാണി സി കാപ്പൻ പറഞ്ഞു. Also Read-Assembly Election 2021 സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; കേരളത്തിന് പുറമെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ് ഇടതുപക്ഷം വമ്പിച്ച വിജയം നേടുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന് പറയാനാകില്ല. കടുത്ത മത്സരമാണ് നടക്കുന്നത്. കാഞ്ഞങ്ങാട് ഭൂരിപക്ഷം വർദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. UDF നും LDF നും സീറ്റുകൾ കുറയും. മൂന്നാം ബദലിനായി കേരളം വോട്ട് ചെയ്യും. LDF സഹായിച്ചാലും UDF ന് മഞ്ചേശ്വരത്ത് വിജയിക്കാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻഡിഎ നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് വിജയം ഉറപ്പാണെന്നും പൊന്നാനിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇ ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകും. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് മുസ്ലീം ലീഗ് നേതാക്കൾ. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 80 മുതൽ 85 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്ത ശേഷം പറഞ്ഞു. തുടർഭരണം ഉറപ്പെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. രാവിലത്തെ തിരക്ക് അതാണ് സൂചിപ്പിക്കുന്നതെന്നും വണ്ടിത്താവളം വൊക്കേഷണൽ ഹയർസെക്കൻണ്ടറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്ണൻകുട്ടി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി പോലെ ഒരു പദ്ധതി യു ഡി എഫിന് നടത്താൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. മാധ്യമങ്ങളിലൂടെ ജീവിക്കുന്ന അനിൽ അക്കരെയുടെ ജല്പനങ്ങൾ മാത്രമാണ് ലൈഫ് മിഷനെതിരായ ആരോപണങ്ങൾ. വടക്കാഞ്ചേരിയിൽ ഇടതുമുന്നണി വിജയിക്കുമെന്നും എ സി മൊയ്തീൻ വോട്ട് ചെയ്ത ശേഷം പറഞ്ഞു. Kerala Assembly Election 2021 ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ പ്രതിപക്ഷം; നാളെ നിർണ്ണായക UDF യോഗം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി Sryo Malabar സിറോ മലബാര്‍ സഭയിൽ പുതുക്കിയ ഏകീകൃത കുര്‍ബാനക്രമം പ്രാബല്യത്തിൽ Kerala Rains സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ Justice for Mofia| CI സുധീറിനെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ് Noro Virus നോറോ വൈറസ്; തൃശ്ശൂര്‍ ജില്ലയില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ് ആലപ്പുഴയിൽ അമ്മയും മക്കളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ് Sabarimala പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ശബരിമല ഹബ് പ്രവര്‍ത്തനമാരംഭിച്ചു Say no to Dowry സ്ത്രീ സുരക്ഷയ്ക്ക് 18 നിയമങ്ങൾ; എന്നിട്ടും അതിക്രമങ്ങള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ CAIT കഞ്ചാവ് പിടികൂടിയ സംഭവം; ആമസോണിനെതിരെ നടപടി വേണമെന്ന് വ്യാപാരികൾ Educational Holiday കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി Reliance Jio പുതിയ നിരക്കുകളുമായി റിലയൻസ് ജിയോ; വിപണിയിലെ മികച്ച മൂല്യമുളള unlimited പ്ലാനുകൾ രാഹുൽ പുതിയ തട്ടകത്തിലേക്ക്; പഞ്ചാബ് കിങ്സിൽ സമ്പൂർണ അഴിച്ചുപണി; ആരേയും നിലനിർത്തിയേക്കില്ല റിപ്പോർട്ട് 1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍ – ദ് ബെറ്റർ ഇൻഡ്യ 1,000 യക്ഷഗാനപ്പാവകള്‍, ചെലവ് കോടികള്‍: പാവകളിക്കുവേണ്ടി വീടും സമ്പാദ്യവും വിട്ടുകൊടുത്ത കാസര്‍ഗോഡുകാരന്‍ സ്വന്തം വീട് യക്ഷഗാന പാവകളി മ്യൂസിയമാക്കി മാറ്റുകയാണ് രമേശ്. മരിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യകലയെ നിലനിര്‍ത്താന്‍ ജീവിതം പോലും മറന്നുകൊണ്ടുള്ള ഒരു മനുഷ്യന്‍റെ കഠിന പരിശ്രമം. കാസര്‍ഗോഡ് ചന്ദ്രഗിരിപുഴയോരത്തെ പുലിക്കുന്നിലെ വീടിനോട് ചേര്‍ന്ന് രമേശിനൊരു മരപ്പണിശാലയുണ്ട്. അവിടെ ദിവസം മുഴുവന്‍ അധ്വാനത്തിലാണ് രമേശ്. സ്വന്തം വീട് യക്ഷഗാന പാവകളിയുടെ മ്യൂസിയമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് അദ്ദേഹം. മൂന്ന് മാസത്തിനകം ആയിരത്തിലധികം മരപ്പാവകളുണ്ടാക്കണം, ആടയാഭരണങ്ങളൊരുക്കണം…എന്നിട്ടുവേണം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍. സ്വന്തം വീട് യക്ഷഗാന മ്യൂസിയമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് രമേശ് ഏറെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്, മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യകലയെ നിലനിര്‍ത്താനുള്ള ഒരു മനുഷ്യന്‍റെ ശ്രമമാണ്. അതിനായി തനിക്കുള്ള സമ്പാദ്യമെല്ലാം ചെലവഴിക്കുകയാണ് ഈ മനുഷ്യന്‍. ദിവസത്തില്‍ ഏഴുമണിക്കൂറിലധികം രമേശിപ്പോള്‍ പണിശാലയില്‍ ചെലവിടുന്നത് ആ സ്വപ്‌നം നിര്‍മ്മിച്ചെടുക്കാനാണ്. രമേശിനു പാവകളി ജീവിതം തന്നെയാണ്. തുളുനാടന്‍ നൃത്തകലയുടെ സൗന്ദര്യം തുടിക്കുന്ന ഈ കലയ്ക്കുവേണ്ടി ഈ 47കാരന്‍ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. തുളുനാടന്‍ നൃത്തകലയുടെ സൗന്ദര്യം തുടിക്കുന്ന ഈ കലയ്ക്കുവേണ്ടി ഈ 47കാരന്‍ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. “‘ഇത് സ്വന്ത ചെലവില് നമ്മ ചെയ്യ്ന്നതാണ്. ഇപ്പോ ഞാനും എന്‍റെ അനിയന്മാരും ഏടത്തിമാരും എന്നെ സഹായിച്ച്ട്ട്ണ്ട്. പിന്നെ കൊറച്ച് ലോണ് കാര്യം എല്ലാംണ്ട്. അങ്ങനെ ചെയ്താലേ ഈ കല നിലനില്‍ക്കൂ. അതിനാല നമ്മടെ സ്വന്തം ചെലവഴിച്ച് ഇത് ചെയ്യുകയാണ്,” തുളു കലര്‍ന്ന മലയാളത്തില്‍ രമേശ് പറയുന്നു. യക്ഷഗാനത്തിന്‍റെ പാവകളി രൂപമായ യക്ഷഗാന ബൊമ്മയാട്ടത്തെക്കുറിച്ചു കേട്ടിട്ടുള്ള മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. തന്‍റെ വീടിന്‍റെ രണ്ടും മൂന്നും നിലകള്‍ യക്ഷഗാന പാവകള്‍ക്കായി യക്ഷപുത്തളി ബൊമ്മെമന എന്ന പേരില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് രമേശ്. കോടികള്‍ ചെലവുവരും അതിന്. ഇതിന് സര്‍ക്കാരിന്‍റെയോ മറ്റ് ഏജന്‍സികളുടെയോ നയാപൈസ സഹായമില്ല. കാസര്‍ഗോഡ് ഒരു പ്രസ് നടത്തുന്നുണ്ട് രമേശ്. പരമ്പരാഗതമായി കിട്ടിയതാണ്. അതില്‍ നിന്നുള്ള വരുമാനവും ബൊമ്മയാട്ടത്തിന് വേണ്ടി ചെലവാക്കുന്നു. സ്വന്തം വരുമാനത്തില്‍ നിന്നും ഈ സംരഭത്തിനായി എന്തിന് ഇത്രയേറെ പണം ചെലവാക്കുന്നു ചോദിച്ചാല്‍ ഇദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരിക്കും. പാവകളിയെക്കുറിച്ചു പുതുതലമുറ അറിയണം, പഠിക്കണം, ഈ കല നിലനില്‍ക്കണം. തനിക്ക് അതു മതി. ‘യക്ഷഗാന പാവകളി ഒരു ഡയിങ് ആര്‍ട്ട് ആണ്. എന്താന്ന് പറഞ്ഞാല് നങ്കള് 1981ലാണ് നങ്കളെ ട്രൂപ്പ് തൊടങ്ങിയത്. അപ്പോ കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി ഇവടെയായി 30 ട്രൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോ കാസര്‍ഗോഡ് നമ്മ ട്രൂപ്പ് പിന്നെ കുന്ദാപ്പുരയില്‍ ഒരു ട്രൂപ്പ്, അങ്ങനെ രണ്ട് ട്രൂപ്പേ ഉള്ളത്,’ രമേശ് പരിതപ്പിക്കുന്നു. കൈമാറാനാള്ളില്ലാതെ ഈ പരമ്പരാഗത കലാരൂപം ശേഷിപ്പുകളൊന്നും ബാക്കിവെക്കാതെ മായുന്നതിന് മുമ്പ് ചരിത്രത്തില്‍ അതിനെ രേഖപ്പെടുത്താനാണ് രമേശിന്‍റെ ഒറ്റയാള്‍ പോരാട്ടം. 1981ലാണ് നങ്കളെ ട്രൂപ്പ് തൊടങ്ങിയത്. അപ്പോ കാസര്‍ഗോഡ്, മംഗലാപുരം, ഉടുപ്പി ഇവടെയായി 30 ട്രൂപ്പ് ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോ കാസര്‍ഗോഡ് നമ്മ ട്രൂപ്പ് പിന്നെ കുന്ദാപ്പുരയില്‍ ഒരു ട്രൂപ്പ്.. അമ്മ ഗിരിജയ്ക്കൊപ്പമാണു താമസം. ജീവിതം മധ്യാഹ്നത്തിലെത്തി നില്‍ക്കുന്ന ഈ നേരത്തും എന്തേ വിവാഹം കഴിച്ചില്ലെന്ന് ചോദിച്ചുനോക്കൂ. കല്യാണം കഴിഞ്ഞാല്‍ ശ്രദ്ധ മാറിപ്പോകുമെന്ന് ചിരിയോടെയുള്ള രമേശിന്റെ മറുപടി വരും. 4,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ വീട് യക്ഷഗാന പാവകളിയുടെ മ്യൂസിയമാക്കി മാറ്റുകയാണ് രമേശ്. ഈ കെട്ടിടത്തില്‍ 1,000 യക്ഷഗാന പാവകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മ്യൂസിയം, പാവകളി പ്രദര്‍ശനം കാണുന്നതിനായി 75 പേര്‍ക്കായി തയാറാക്കിയിട്ടുള്ള ഹാള്‍, ലൈബ്രറി, ഗസ്റ്റ് റൂം, ഓഫീസ് മുറി എന്നിവ സജ്ജീകരിക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം. മ്യൂസിയത്തില്‍ ഒരുക്കുന്ന ആയിരം പാവകളില്‍ ഒരെണ്ണത്തിന്റെ നിര്‍മാണത്തിനു മാത്രം 25,000-30,000 രൂപ ചെലവ് വരും. കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതിനായി തേക്കിന്‍ തടിയിലാണ് ഇവ തീര്‍ക്കുന്നത്. “ഈ ഒരേയൊരു പാവത്തിന് നങ്കള്ക്ക് മുപ്പതായിരം രൂപ ചെലവ് വരും. ടീക്ക് വുഡില്‍ ചെയ്യുന്നതാണ്… ഓരോരോ പാവകളാ അറുന്നൂറ് എഴുന്നൂറ് കൊല്ലം നിലനിര്‍ത്തിക്കൊണ്ടുപോവാനാണ്,” രമേശ് വിശദീകരിക്കുന്നു. ഇതുവരെ അധ്വാനിച്ചുണ്ടാക്കിയ പണവും സഹോദരങ്ങളായ ഡോ.ഓംപ്രകാശിന്റെയും എന്‍ജിനിയര്‍ ശ്രീവത്സന്‍റെയും സഹായവുമാണ് ഇതിന്‍റെ മൂലധനം. ഇതിനു പുറമെ വായ്പയുമെടുത്തിട്ടുണ്ട്. പാവകളിയോടു താല്പര്യമുള്ളവര്‍ക്കെല്ലാം പ്രവേശനവും പരിശീലനവും നല്‍കും. എല്ലാം തികച്ചും സൗജന്യമായിരിക്കും. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പാവ ഉണ്ടാക്കാന്‍ 25,000 മുതല്‍ 30,000 രൂപ വരെ ചെലവ് വരും. തേക്കിന്‍തടിയിലാണ് നിര്‍മ്മാണ്. 600-700 കൊല്ലം നശിക്കാതിരിക്കാനാണിത്. അവിഭക്ത കന്നഡനാടിന്‍റെ കലാരൂപമാണു യക്ഷഗാന ബൊമ്മയാട്ടം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോഴും കാസര്‍ഗോഡ് ഈ കലയെ കൈവിട്ടില്ല. ജീവന്‍ തുളുമ്പുന്ന പാവകളാണു കഥാപാത്രങ്ങളായി പ്രേക്ഷകരുടെ മുന്നിലെത്തുക. പിന്നണിയില്‍ നില്‍ക്കുന്ന പാവകളി കലാകാരന്റെ വിരല്‍ ചലനങ്ങള്‍ക്കനുസരിച്ചു പാവകള്‍ വേദിയില്‍ യുദ്ധം ചെയ്യുകയും പറക്കുകയും നൃത്തമാടുകയും ചെയ്യും. കിരീടം വെച്ച രാജാക്കന്മാര്‍, തന്ത്രശാലികളായ മന്ത്രിമാര്‍, സാരഥികള്‍, ഋഷികള്‍, തോഴിമാര്‍… തുടങ്ങിയ നിരവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തും. മനംമയക്കുന്ന ആടയാഭരണങ്ങളുമായി രംഗത്തെത്തുന്ന പാവകള്‍ പാട്ടിനും താളത്തിനുമൊത്ത് അഭിനയിക്കുമ്പോള്‍ കാണികള്‍ മറ്റൊരു വിസ്മയലോകത്തെത്തുന്നു. വിരല്‍ത്തുമ്പിലെ ചരടുകളിലൂടെ പാവകള്‍ക്കു ജീവന്‍ നല്‍കി കഥാകഥനത്തിന്റെ വിസ്മയം സൃഷ്ടിക്കുന്ന രമേശ് രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സംസ്‌കാരത്തിന്റെ ഇഴകളെ അടുപ്പിച്ചുനിര്‍ത്തുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തിരശീലയുടെ പുറകിലിരുന്നു രമേശും സംഘവും പാവകള്‍ക്കു ജീവന്‍ നല്‍കുന്നു. തുടക്കത്തില്‍ നിന്നും വ്യത്യസ്തമായി ഇന്നു ചില മാറ്റങ്ങള്‍ ഈ കലയ്ക്കു വന്നുചേര്‍ന്നിട്ടുണ്ട്. ആദ്യകാലങ്ങളില്‍ രണ്ടുമണിക്കൂറായിരുന്നു ദൈര്‍ഘ്യം. പാവകളിക്കാര്‍ക്കു പുറമെ പാട്ടുപാടുവാന്‍ ഭാഗവതരും സംഭാഷണങ്ങള്‍ പറയുന്നതിനു മൂന്നുപേരും ചെണ്ട, മദ്ദളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമൊക്കെയായി 16 പേരോളം ഒരു ട്രൂപ്പിലുണ്ടാകും, രമേശ് വിശദീകരിക്കുന്നു. കേരളത്തില്‍ ബൊമ്മയാട്ടം അവതരിപ്പിക്കുമ്പോള്‍ സംഭാഷണം മലയാളത്തിലും പാട്ടുകള്‍ കന്നടയിലുമായാണ് അവതരിപ്പിക്കുന്നത്. ബാലി-സുഗ്രീവയുദ്ധം, ലങ്കാദഹനം, പഞ്ചവടി, നരകാസുരവധം, ഗരുഡഗര്‍വഭംഗ, ശ്രീദേവി മാഹാത്മ്യ, ഇന്ദ്രജിത്കാളക തുടങ്ങി പത്തോളം കഥകളാണു ഇതിനായി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ പാവകളിയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കി ചുരുങ്ങി. ഭാഗവതര്‍ക്കും വാദ്യകലാകാരന്മാര്‍ക്കും സംഭാഷണം പറയുന്നവര്‍ക്കും പകരമായി ഇതെല്ലാം റെക്കോര്‍ഡ് ചെയ്ത സിഡി വന്നു. ട്രൂപ്പിലെ ആളുകളുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞു. ദേവിമഹാത്മ്യം, നരകാസുരവധം എന്നീ കഥകളാണ് ഇപ്പോള്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. കേരളത്തില്‍ ബൊമ്മയാട്ടം അവതരിപ്പിക്കുമ്പോള്‍ സംഭാഷണം മലയാളത്തിലും പാട്ടുകള്‍ കന്നടയിലുമായാണ് അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ മുപ്പതോളം പ്രോഗ്രാമുകള്‍ രമേശും സംഘവും അവതരിപ്പിക്കുന്നു. പ്രധാനമായും കര്‍ണാടകയിലും കേരളത്തിലുമാണു പ്രോഗ്രാമുകള്‍ ലഭിക്കുക. പാക്കിസ്ഥാന്‍, പാരീസ്, ദുബായ്, ചെക്കോസ്ലോവാക്യ, ചൈന തുടങ്ങി വിദേശരാജ്യങ്ങളിലും പാവകളി അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം ജൂണില്‍ ലണ്ടനിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചിട്ടണ്ട്, അദ്ദേഹം പറഞ്ഞു. യക്ഷഗാന പാവകളിയെക്കുറിച്ചു പറയാന്‍ രമേശിനു നൂറുനാവാണ്. ഗാനം, സംഭാഷണം, നൃത്തം എന്നിവയുടെ സമന്വയമാണു ബൊമ്മയാട്ടം. ഇതു പഠിക്കാന്‍ ബുദ്ധിമുട്ടുണ്ട്. യക്ഷഗാനമറിഞ്ഞാല്‍ നല്ലത്. മൂന്നു മുതല്‍ അഞ്ചു കിലോ വരെ തൂക്കമുള്ള പാവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കളിനടക്കുന്ന നേരം മുഴുവനും അണിയറയിലെ കലാകാരന്മാരുടെ കൈകള്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കണം. ഉഡുപ്പിക്ക് അപ്പുറം കര്‍ണാടകയിലും ഇങ്ങോട്ടു കാസര്‍ഗോഡും വ്യത്യസ്ത ശൈലികളാണുപയോഗിക്കുന്നത്. പ്രധാനമായും രമേശ് തന്നെയാണു പാവകളും ആടയാഭരണങ്ങളും നിര്‍മിക്കുന്നത്. സഹായികളായി ചിലര്‍ കൂടിയുണ്ട്. ബൊമ്മയാട്ടത്തിനായി നിര്‍മിക്കുന്ന പാവ തീര്‍ക്കാന്‍ 20,000-25,000 രൂപ വരെ ചെലവാകും. പാല, തേക്ക്, കുമ്പിള്‍ മരങ്ങളാണു ഇത്തരം പാവകള്‍ നിര്‍മിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഓരോ പാവയുണ്ടാക്കാനും ദിവസങ്ങള്‍ ചെലവഴിക്കണം. തടി ചിന്തേരിട്ടു മിനുക്കി ചായംതേച്ചു ഉടയാടകളും ആഭരണങ്ങളും അണിയിക്കുന്നു. ചെക്കോസ്ലോവാക്യയിലെ ഫ്രാങ്കില്‍ നിന്നും ബെസ്റ്റ് ട്രഡീഷണല്‍ പപ്പറ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. എന്നാല്‍ കലയ്ക്കു വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിട്ടും കേരള സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള ധനസഹായവും രമേശിനു ലഭിച്ചിട്ടില്ല. കന്നട രാജ്യോത്സവ പ്രശസ്തി എന്ന അവാര്‍ഡ് തുകയായി ലഭിച്ച ഒരു ലക്ഷം രൂപയാണു സര്‍ക്കാരില്‍ നിന്നും ലഭിച്ച ഏകസഹായം. സഹായമൊന്നും ലഭിച്ചില്ലെങ്കിലും അല്പം വൈകിയാണെങ്കിലും താന്‍ ഈ മ്യൂസിയം പൂര്‍ത്തിയാക്കുമെന്നു തന്നെയാണു രമേശ് പറയുന്നു. രമേശിന്റെ ശ്രീ ഗോപാലകൃഷ്ണ ബൊമ്മയാട്ട സംഘം ആരംഭിക്കുമ്പോള്‍ കാസര്‍ഗോട്ട് ഇത്തരത്തില്‍ 30 ഓളം ട്രൂപ്പുകളുണ്ടായിരുന്നു. ഇന്നാകട്ടെ അതില്‍ വെറും രണ്ടെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. എളുപ്പം വിസ്മൃതിയിലാണ്ടു പോകാവുന്ന ഒരു കലയെ നിലനിര്‍ത്താനാണു ഈ മനുഷ്യന്‍ പാടുപെടുന്നത്. സഹായം അഭ്യര്‍ഥിച്ച് ആരുടെ മുമ്പിലും കൈനീട്ടിയിട്ടില്ല. നിരവധി വിദേശികളാണ് രമേശിന്റെ ബൊമ്മയാട്ടത്തെ കുറിച്ച് വീട്ടിലെത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍പലരും വിസ്മയത്തോടെയാണ് ഈ കലയെ നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബി ആര്‍ ഡിസി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി നടത്തിയ ടൂറിസം പരിപാടിയില്‍ രമേശിന്റെ പാവകളിയുണ്ടായിരുന്നു. ഇതുവരെ മുവായിരത്തിലധികം ഷോ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഷോക്ക് 15,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ഈടാക്കുന്നത്, രമേശ് പറയുന്നു. രമേശിന്റെ ഒമ്പത് സ്ത്രീകള്‍ ബൊമ്മയാട്ടത്തില്‍ പരിശീലനം നേടുന്നുണ്ട്. ഇതില്‍ എട്ടുവയസ്സുകാരി മുതല്‍ 40 വയസ്സുകാരിവരെയുണ്ട്. ഒരു ദിവസം ഏഴ് മണിക്കൂറിലധികം പാവയുണ്ടാക്കാന്‍ സമയം കണ്ടെത്തുന്ന രമേശ് ഇതിനിടയിലാണ് പാവകളിക്കും തന്‍റെ ഏക വരുമാന മാര്‍ഗ്ഗമായ പ്രസ്സിലെയും കാര്യങ്ങള്‍ നോക്കുന്നത്. ഒരു ഫര്‍ണിച്ചര്‍ കടയെ വെല്ലുന്ന ഉപകരണങ്ങളാണ് വീടിനോട് ചേര്‍ന്നുള്ള പാവനിര്‍മ്മാണ ശാലയിലുള്ളത്. മരങ്ങള്‍ ചിന്തേരിടാനും തുളക്കാനും മുറിക്കാനും പ്രത്യേകം പ്രത്യേകം യന്ത്രങ്ങളുണ്ട്. അതിസൂക്ഷ്മതയോടെ കൊത്തിയെടുക്കുന്ന പാവകള്‍ ഏതൊരു ശില്‍പിയെയും വെല്ലുന്ന കയ്യടക്കത്തോടെയാണ് ബൊമ്മയാട്ടത്തിനായി രമേശ് ഒരുക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ മ്യൂസിയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ പിതാവും മുത്തച്ഛനും രണ്ട് സഹോദരന്‍മാരും സഹോദരിമാരും പാവകളി ഹൃദയത്തിലേറ്റിയവരാണ്. പാവകളിയുടെ പ്രചാരകനാവുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം എന്ന് ഈ കലാകാരന് സൗമ്യമായി പറഞ്ഞുവെയ്ക്കുന്നു. സ്വര്‍ണ്ണപ്രേമത്തില്‍ നമ്പര്‍-1! റോമാ സാമ്രാജ്യത്തെ അമ്പരപ്പിച്ച സ്വര്‍ണ്ണത്തിന്‍റെ ഒഴുക്ക് ഇന്‍ഡ്യന്‍ റെയില്‍വേ ചരിത്രത്തില്‍ നിന്നും നിങ്ങള്‍ കണ്ടിരിക്കാനിടയില്ലാത്ത 20 അപൂര്‍വ്വ ഫോട്ടോകള്‍! നാലുകെട്ടുകളും മനപ്പറമ്പുകളുടെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ഒരു അധ്യാപകന്‍റെ ശ്രമങ്ങള്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ട് 20 വര്‍ഷമായി സാഹിത്യ മാസിക ഇറക്കുന്ന പത്താം ക്ലാസ്സുകാരന്‍ ഇര്‍ഫാന്‍ ഖാന്‍: അസാധാരണമായ കഥകള്‍ക്ക് പിന്നാലെ പാഞ്ഞ മനുഷ്യന്‍ മണാലിയിലെ കുടിലില്‍ റിംപോച്ചെ സഹോദരനെ കണ്ടുമുട്ടിയപ്പോള്‍ ലഡാക്കില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാജാവിനെത്തേടി സഹോദരന്‍ നടത്തിയ 60 വര്‍ഷത്തെ അന്വേഷണത്തിന്‍റെ കഥ മഴാന്ന് മാത്രം എഴുതിയാ മതിയോ ടീച്ചറേ, മഴ പെയ്തൂന്ന് എഴുതണ്ടേ? എറണാകുളത്ത് നടക്കുന്ന നിശ്ശബ്ദവിപ്ലവത്തിന്‍റെ കഥ വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന ഇപ്പോൾ നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം മുമ്പ് തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം ചെ ചെറിയ തിരുത്ത്. (ഏറ്റവും പുതിയവ ഏറ്റവും പഴയവ) പുതിയ 50 പഴയ 50 എണ്ണം കാണുക (20 50 100 250 500) ഇപ്പോൾമുമ്പ് 17:59, 31 ഡിസംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 28,964 ബൈറ്റുകൾ +221‎ →‎ഏറ്റവും പുതിയവ ഇപ്പോൾമുമ്പ് 10:21, 27 ഒക്ടോബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 27,028 ബൈറ്റുകൾ +238‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 21:11, 2 ഒക്ടോബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 26,790 ബൈറ്റുകൾ +171‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 12:57, 29 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 26,619 ബൈറ്റുകൾ +274‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 15:10, 26 സെപ്റ്റംബർ 2020‎ Sreelesh Kumar K K സംവാദം സംഭാവനകൾ‎ 26,345 ബൈറ്റുകൾ −1‎ →‎ഏറ്റവും പുതിയവ ഇപ്പോൾമുമ്പ് 13:29, 19 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 25,441 ബൈറ്റുകൾ +132‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 13:09, 19 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 25,309 ബൈറ്റുകൾ −1‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 13:08, 19 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 25,310 ബൈറ്റുകൾ +288‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 20:02, 17 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 25,022 ബൈറ്റുകൾ +348‎ →‎വിദ്യാഭ്യാസം ഇപ്പോൾമുമ്പ് 11:46, 14 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 24,284 ബൈറ്റുകൾ +197‎ →‎ജൻഡർ ഇപ്പോൾമുമ്പ് 15:29, 8 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,431 ബൈറ്റുകൾ −97‎ →‎ജൻഡർ ഇപ്പോൾമുമ്പ് 15:11, 8 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,528 ബൈറ്റുകൾ +97‎ →‎ജൻഡർ ഇപ്പോൾമുമ്പ് 15:10, 8 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,431 ബൈറ്റുകൾ −161‎ →‎ജൻഡർ ഇപ്പോൾമുമ്പ് 15:55, 2 സെപ്റ്റംബർ 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,431 ബൈറ്റുകൾ +273‎ ഇപ്പോൾമുമ്പ് 16:39, 29 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,186 ബൈറ്റുകൾ +139‎ →‎ബാലവേദി ഇപ്പോൾമുമ്പ് 16:17, 25 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,047 ബൈറ്റുകൾ +10‎ →‎പരിസരം ഇപ്പോൾമുമ്പ് 16:16, 25 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 23,037 ബൈറ്റുകൾ +93‎ →‎പരിസരം ഇപ്പോൾമുമ്പ് 16:01, 20 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,625 ബൈറ്റുകൾ +336‎ →‎വികസനം ഇപ്പോൾമുമ്പ് 10:10, 20 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,289 ബൈറ്റുകൾ +9‎ →‎വികസനം ഇപ്പോൾമുമ്പ് 10:09, 20 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,280 ബൈറ്റുകൾ −9‎ Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 8652 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ ഇപ്പോൾമുമ്പ് 10:06, 20 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,289 ബൈറ്റുകൾ +9‎ →‎വികസനം ഇപ്പോൾമുമ്പ് 10:05, 20 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,280 ബൈറ്റുകൾ +232‎ →‎വികസനം ഇപ്പോൾമുമ്പ് 21:23, 17 ഓഗസ്റ്റ് 2020‎ Peemurali സംവാദം സംഭാവനകൾ‎ 22,048 ബൈറ്റുകൾ −9‎ Peemurali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 8645 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു Farmers Protest: കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തീരില്ലെന്ന് കർഷകർ കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006ൽ കേന്ദ്ര സര്‍ക്കാരിന് നൽകിയ ശുപാര്‍ശ. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിന്‍റൽ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാൾ 650 രൂപ കര്‍ഷകന് അധികം ലഭിക്കും. സമരം ചെയ്യുന്ന കര്‍ഷകര്‍ പിസ കഴിച്ചതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യുവാക്കള്‍ കര്‍ഷക സമര വേദിയില്‍ ജിം, പ്രായമായവര്‍ക്ക് കാലുകള്‍ മസാജ് ചെയ്യാനുള്ള സംവിധാനവും സമൃദ്ധമായ ഭക്ഷണവും ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്തുണയേക്കാളും വിമര്‍ശനമാണ് ഉയര്‍ന്ന് കേട്ടത്. ഇതോടെയാണ് പിസ കഴിക്കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ഭക്ഷണമൊരുക്കിയവര്‍ പ്രതികരിച്ചത്. വ്യാപകമായി നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു; എയര്‍ടെല്ലിനും വോഡാഫോണിനും എതിരെ പരാതിയുമായി ജിയോ ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നത്. 'കർഷകർക്ക് ലാഭം ഉറപ്പാക്കും വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടിയെന്നും കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം: മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി; താഴേ തട്ടില്‍ പ്രചാരണം തുടങ്ങണമെന്ന് പ്രധാനമന്ത്രി കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ സംയുക്ത സമരസമിതിയാണെങ്കിലും പ്രേരക ശക്തി കോണ്‍ഗ്രസാണെന്നാണ് ബിജെപി കരുതുന്നത്. സമരത്തിന് പിന്നിലെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പതിന‍ഞ്ച് ദിവസത്തെ പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. കര്‍ഷക മാര്‍ച്ചിന് പിന്നാലെ 9 സ്റ്റേഡിയങ്ങളെ താത്ക്കാലിക ജയിലുകള്‍ ആക്കാനുള്ള അപേക്ഷ തള്ളി ദില്ലി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്‍റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്. കര്‍ഷകരെ ജയിലിലാക്കുന്നതല്ല ഇതിനുള്ള പരിഹാരം. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കുന്നു. അതിനാല്‍ ഈ അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കില്ലെന്നും സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. പ്രതിഷേധം കനക്കുന്നു; ദില്ലിയില്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി യൂത്ത്‌കോണ്‍ഗ്രസ് കാർഷിക പരിഷ്കാരങ്ങള്‍ നിയമമായി, രാഷ്ട്രപതി ഒപ്പു വച്ചു, പ്രതിപക്ഷ ആവശ്യം തള്ളി ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി തള്ളി. 'കര്‍ഷകര്‍ക്കൊപ്പം' നിലപാട് പ്രഖ്യാപിച്ച് അകാലിദൾ പടിയിറങ്ങുമ്പോൾ; പഞ്ചാബിൽ ബിജെപിക്ക് തിരിച്ചടിയാകും മന്ത്രി രാജിവെച്ചെങ്കിലും സഖ്യം തുടരുമെന്ന് അറിയിച്ച അകാലിദള്‍ കര്‍ഷക സമരം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന് കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുകയാണ്. കാര്‍ഷിക ബില്ലുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന് കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും. പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഇടതിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജോസ് കെ മാണി പാര്‍ലമെന്റിലെ ഇടതുപ്രതിഷേധത്തിന്റെ ഭാഗമായി ജോസ് കെ മാണി എംപിയും. കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിലാണ് ജോസ് കെ മാണിയും ഭാഗമായത്. സസ്‌പെന്‍ഡ് ചെയ്തത് ഗുരുതര കുറ്റകൃത്യം ചെയ്തവരെ, പ്രതിഷേധം ഇടനിലക്കാര്‍ക്കു വേണ്ടിയെന്ന് കേന്ദ്ര സഹമന്ത്രി കാര്‍ഷിക ബില്ല് പാസാക്കുന്ന സമയത്ത് രാജ്യസഭയിലുണ്ടായ സംഭവങ്ങളെയും തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനെയും സംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം ആടിനെ പട്ടിയാക്കലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രതിപക്ഷ എംപിമാര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയും വസ്തുതകളെ വളച്ചൊടിച്ച് സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുകയുമാണെന്നും മുരളീധരന്‍ ആരോപിച്ചു. CPM പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി new covid variant ഒമിക്രോൺ' ഡെൽറ്റയെക്കാൾ അപകടകാരി; ഈ പുതിയ കൊവിഡ് വകഭേദത്തെ എന്തുകൊണ്ട് പേടിക്കണം? Kerala Rain തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സ്റ്റാര്‍ലിങ്കിന് ടെലികോം മുന്നറിയിപ്പ്, സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ലൈസന്‍സ് വേണമെന്ന് നിര്‍ദ്ദേശം Kerala Blasters സഹല്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍; ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാര്‍ മലയാള ഭാഷയുടെ സമ്പന്നമായ കാലത്തിലൂടെഒരു യാത്ര; എന്റെ മലയാളം ശരവണഭവന്‍ മുതലാളിയെ നാശത്തിലേക്ക് നയിച്ച കൊലപാതകം; കാണാം വല്ലാത്തൊരു കഥ Suzuki മൈലേജില്‍ മാത്രമല്ല, ലുക്കിലും പിന്നോട്ടില്ല; പഞ്ചിന് മാരുതിയുടെ വക ചെക്ക് സ്‌പെയിനിലെ ഒരു സംഘം കലാകാരന്‍മാരും തിരുവനന്തപുരം മാര്‍ഗി കഥകളി സംഘവും സംയുക്തമായി സഹകരിച്ച് അവതരിപ്പിച്ച കിഹോട്ടെ കഥകളി കെ.എല്‍.എഫ് വേദിയില്‍ ഏറെ ശ്രദ്ധ നേടി. സെര്‍വാന്റിസ് രചിച്ച വിശ്വപ്രസിദ്ധ സ്പാനിഷ് നോവലായ ഡോണ്‍ ക്വിക്‌സോട്ടിനെ ആധാരമാക്കിയാണ് കിഹോട്ടെ കഥകളി ഒരുക്കിയിരിക്കുന്നത്. ആട്ടവിളക്കിന്റെ മുന്നില്‍ അരങ്ങേറുന്ന കേരളത്തിന്റെ രംഗകലയായ കഥകളിയെ പാശ്ചാത്യവും നൂതനവുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിഷ്‌ക്കരിച്ചെടുത്തതിന്റെ അവതരണമായിരുന്നു അരങ്ങില്‍. വൃദ്ധനായ ഡോണ്‍ ക്വിക്‌സോട്ടിന് അനുഭവപ്പെടുന്ന സ്വപ്‌നദര്‍ശനവും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ ജീവിതചിത്രീകരണവുമാണ് രംഗത്തെത്തിയത്. സ്‌പെയിനിലെ ഒരു ഗ്രാമത്തില്‍ വസിക്കുന്ന ദരിദ്രപ്രഭുവായ അലോണ്‍സോ ക്വിജാനോ വീരസാഹസിക കഥകള്‍ വായിച്ച് ഉന്മത്തനായി വീരയോദ്ധാവാകണം എന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം നടത്തുന്ന പടയോട്ടങ്ങളും ക്വിജാനോ പരിഹാസ്യനാകുന്നതുമാണ് കഥ. കാറ്റാടി കണ്ട് രാക്ഷസനാണെന്നു കരുതി യുദ്ധം ചെയ്യുന്നതും പരുക്കേല്‍ക്കുന്നതുമെല്ലാം ആ പരിഹാസ്യമായ ജീവിതത്തിന്റെ ചില അധ്യായങ്ങളാണ്. അത്തരത്തില്‍ പരിഹാസ്യനായ ക്വിജാനോ മരണത്തിലേക്കെത്തുന്നതിലൂടെ കഥകളി അവസാനിക്കുന്നു. സ്പാനിഷ് സാഹിത്യത്തിലെ വീരനായക കഥാപാത്രമായ ഡോണ്‍ ക്വിക്‌സോട്ടിന്റെ കഥയെ ആട്ടക്കഥയാക്കി ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോ. പി.വേണുഗോപാലനാണ്. സെര്‍വാന്റിസിന്റെ 400-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സ്‌പെയിനില്‍ അവതരിപ്പിക്കുന്നതിനു വേണ്ടിയാണ് നോവല്‍ ആട്ടക്കഥയാക്കി ചിട്ടപ്പെടുത്തിയത്. നിരവധി വേദികളില്‍ അവതരിപ്പിച്ച് കൈയടി കിഹോട്ടെ കഥകളി സംവിധാനം ചെയ്തിരിക്കുന്നത് സ്പാനിഷ് കലാകാരനായ ഇഗ്‌നാസിയോ ഗാഴ്‌സിയയാണ്. ഇന്ത്യന്‍ നവോത്ഥാനത്തിന് ബൗദ്ധകാലത്തോളം പഴക്കം: കെ. എം. അനില്‍ സംവരണം ജാതി വ്യവസ്ഥയില്‍ നല്‍കുന്നതിന് പകരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്: അനിതാ നായര്‍ റിയോ ഡി ജനീറോ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നാണ് ആഗ്രഹമെന്നും നെയ്മർ വ്യക്തമാക്കി. ഇന്നു പുലർച്ചെ നടന്ന ആദ്യ സെമിയിൽ പെറുവിനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പാക്കിയതിനു പിന്നാലെയാണ് നെയ്മറിന്റെ പ്രതികരണം. ഭാര്യ ശാസിച്ചു, അമ്മയും: ‘അയൽവാസിയുടെ ഭാര്യ’ പരാമർശത്തിൽ ഖേദിച്ച് കാർത്തിക് ‘ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അർജന്റീന ടീമിൽ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ബ്രസീൽ തന്നെ ജയിക്കും’ – മത്സരശേഷം സംസാരിക്കവെ നെയ്മർ പറഞ്ഞു. അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇടക്കാലത്ത് ലാ ലിഗയിൽ ബാർസിലോന ജഴ്സിയിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിനെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസ്സി നടത്തിയ ഇടപെടലുകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അർജന്റീന ടീമിലെ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർ ഫ്രഞ്ച് ലീഗിൽ നെയ്മറിനൊപ്പം പിഎസ്ജിയിലെ താരങ്ങളുമാണ്. ‘രണ്ടാം നിര ടീമിനെ അയച്ച’ ഇന്ത്യയ്‌ക്കെതിരെ രണ്ടാം നിര ടീമിനെ ഇറക്കാൻ ശ്രീലങ്ക! പെറുവിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചുകയറിയത്. ആദ്യ പകുതിയിൽ പ്രതിരോധിച്ചും രണ്ടാം പകുതിയിൽ ആക്രമിച്ചും കളിച്ച പെറുവിനെ, 35–ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ബ്രസീൽ വീഴ്ത്തിയത്. പെറു ബോക്സിനുള്ളിൽ മൂന്ന് ഡിഫൻഡർമാരെ മറികടന്ന് നെയ്മർ നൽകിയ തകർപ്പൻ പാസിൽനിന്നാണ് പക്വേറ്റ ഗോൾ കണ്ടെത്തിയത്. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. "തിയ്യനും ചെറുമനും കിട്ടുന്നതില്‍ പകുതി ചാരായത്തിനുപയോഗിക്കും. മാപ്പിളയ്ക്ക്‌ ആ ദോഷമില്ല. കുറച്ചേ ഉള്ളുവെങ്കിലും അതവന്‍ നന്നായി അനുഭവിക്കും. അതുകൊണ്ട്‌ അവന്‍ ദൃഢഗാത്രനായി ജീവിക്കുന്നു. ഉശിരുണ്ട്‌, ശക്തിയുണ്ട്‌, എന്തിനും പ്രാപ്തിയുമുണ്ട്‌. വിവരമില്ല. വിദ്യാഭ്യാസമില്ല. പട്ടിണിക്കൊട്ട്‌ മുടക്കവുമില്ല. അനുഭവംകൊണ്ട്‌ ഭൂലോകവാസത്തില്‍ യാതൊരു സുഖവും അവന്‍ കാണുന്നില്ല. മതത്തിനുവേണ്ടി മരണപ്പെട്ട 'സെയ്താക്കന്‍മാരെ' പറ്റി വാഴ്ത്തുന്ന പാട്ടുകള്‍ അവര്‍ ചെറുപ്പം മുതല്‍ തന്നെ കേട്ടിട്ടുണ്ട്‌. ഭൂലോകത്തിലെ ദുഃഖവും സ്വര്‍ഗത്തിലെ പരമാനന്ദവും തമ്മില്‍ എത്ര അന്തരം മലബാര്‍ കലാപം, കെ. മാധവന്‍ നായര്‍) ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ വിദേശ ചരിത്രകാരന്‍മാര്‍ പോലും അര്‍ഥമുള്ള പോരാട്ടമായി വിധിയെഴുതിയ പൂക്കോട്ടൂര്‍ പോരാട്ടത്തില്‍ (ഠവല യമേ‍ഹേല ീ‍ള ജീീ‍സസീീ‍്ൃ‍) എല്ലാ നിലയ്ക്കും അവകാശമുള്ള മാപ്പിളമാരെ മാധവന്‍നായര്‍ ഓര്‍ത്തെടുത്തതിന്റെ ചുരുക്കമാണു മുകളില്‍ കുറിച്ചത്‌. സ്വദേശികളും വിദേശികളും ഇത്രമാത്രം പഠനം നടത്തിയ ഒരു ജനത മാപ്പിളമാരല്ലാതെ മറ്റാരെങ്കിലുമുണേ്ടാ മാപ്പിള' എന്ന പേരിനെ (പദം/ഭാഷ) കുറിച്ചും അതു ചേര്‍ത്തുവച്ച ജനതയെ (മാപ്പിളമാര്‍) കുറിച്ചും അവരുടെ ജീവിതത്തിന്റെ അനുശീലനങ്ങളും നടപ്പുകളും ചീന്തി വേര്‍തിരിച്ചും പഠനങ്ങള്‍ നടന്നു! മാപ്പിളമുസ്ലിമിന്റെ കളിയും കാര്യവും പാട്ടും പോരാട്ടവും എല്ലാം പഠനത്തില്‍ വന്നിരിക്കുന്നു. നൂറ്റാണ്ടുകള്‍ ഒരുപാടു മുമ്പ്‌ സംഭവിച്ച ബദൃ, ഉഹ്്ദ്‌, ഫഥ്‌ മക്ക തുടങ്ങിയ ഒട്ടധികം പൂര്‍വപോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന പടപ്പാട്ടുകള്‍ പോരാട്ടവഴിയില്‍ അവര്‍ പാടിയത്‌ ആവേശവും ആയുധവും അതാണെന്ന ബലത്തിലായിരുന്നു. പടപ്പാട്ടു പാടിയും തക്ബീര്‍ മുഴക്കിയും കുട്ടികള്‍ പോലും ഇറങ്ങിത്തിരിച്ചപ്പോള്‍ അധികാരം സ്വപ്നംകണ്ടവര്‍ക്ക്‌ അതു നിര്‍വചിക്കാന്‍പോലുമായില്ല. തോക്കിനും പീരങ്കിക്കും തക്ബീറും പടപ്പാട്ടും പകരമാക്കിയ മാപ്പിളശീലത്തെ ഏറ്റവും ലളിതമായി 'ഭ്രാന്തെ'ന്നു മനസ്സിലാക്കുകയായിരുന്നു കോളനിശക്തികള്‍. 1850ല്‍ ബ്രിട്ടന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച കോഴിക്കോട്ടെ കുതിരവട്ടം 'ഭ്രാന്താലയം' ഇതിനു സാക്ഷിപറയുന്നുണ്ട്‌. 1895 കാലയളവില്‍ അവിടെ ആകെയുണ്ടായിരുന്ന 32 അന്തേവാസികളില്‍ 27ഉം ഏറനാട്ടിലെ മാപ്പിളമുസ്ലിംകളായിരുന്നു. എല്ലാവര്‍ക്കും പ്രായം 20ല്‍ താഴെയും. 16ഉം 17ഉം വയസ്സുള്ള ഈ ചെറുപ്പക്കാര്‍ തക്ബീര്‍ മുഴക്കി സമരം ചെയ്തപ്പോള്‍ അവര്‍ക്കു ഭ്രാന്തല്ലാതെ പിന്നെ എന്താ എന്നു ബ്രിട്ടീഷുകാര്‍ സ്വയം തീരുമാനിച്ച്‌ അവിടെ അടയ്ക്കുകയായിരുന്നു. ഇങ്ങനെയുള്ള മാപ്പിളയുടെ എല്ലാ ധീരശീലങ്ങളും ഒരുക്കൂട്ടിയതായിരുന്നു പൂക്കോട്ടൂരിലെ പോരാട്ടം. കത്തിയുടെ തിളക്കത്തേക്കാള്‍ മാപ്പിളയ്ക്ക്‌ ഈമാന്റെ തിളക്കം മികച്ചുനിന്നപ്പോള്‍ അവരുടെ നെഞ്ചിനു ബലവും വീതിയും കൂടുകയായിരുന്നു. മമ്പുറം തങ്ങള്‍ സൈഫുല്‍ ബത്താറിലൂടെ നല്‍കിയ ബ്രിട്ടീഷുകാര്‍ 'കാണുന്ന പിശാചുക്കളാണെന്ന' ബോധനം മാപ്പിളമാര്‍ നെഞ്ചിലേറ്റി. 1921ലെ പൂക്കോട്ടൂര്‍ പോരാട്ടം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നിര്‍വഹിച്ചുപോന്ന മാപ്പിളസമരങ്ങളുടെ വികാസപരിണാമമാണ്‌. ആത്മജ്ഞാനികളായ സയ്യിദുമാരും മഹാപണ്ഡിതന്‍മാരും തുടക്കം മുതലേ സമരങ്ങളുടെ മുന്‍പന്തിയിലുണ്ടായതോടെ അവരുടെ പോരാട്ടങ്ങള്‍ക്കു മതത്തിന്റെ മുഖം കൈവരുകയായിരുന്നു. സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍, മമ്പുറം തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, അബ്ദുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദുല്‍ കാലിക്കൂത്തി, ഖാസി മുഹമ്മദ്‌, പാണക്കാട്‌ ഹുസൈന്‍ ശിഹാബ്‌ ആറ്റക്കോയ തങ്ങള്‍, ആലി മുസ്ലയ‍ര്‍ തുടങ്ങിയവര്‍ ഈ നിരയിലെ കെല്‍പ്പും ആശയവുമായി മാപ്പിളജനതയുടെ കൂടെ നിലയുറപ്പിച്ചിരുന്നു. മലബാറില്‍ ആലി മുസ്ലയ‍ര്‍ തിളങ്ങിനില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഏറനാടിന്റെ മാറിടമായ പൂക്കോട്ടൂരില്‍ പോരാട്ടത്തിന്റെ തീക്കനല്‍ ആളിക്കത്താന്‍ തുടങ്ങിയത്‌. 1915 മുതല്‍ ബോംബെ, യു.പി, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഖിലാഫത്ത്‌ പ്രസ്ഥാനം ആലി മുസ്ലയ‍രുടെ നേതൃത്വത്തില്‍ പതുക്കെ മലബാറിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. ഒരുപക്ഷേ, ഖിലാഫത്ത്‌ പ്രസ്ഥാനത്തേക്കാള്‍ സജീവമായ നേതൃപരമായ മുന്നൊരുക്കങ്ങളുള്ള സമരരംഗത്തെ മുന്നോട്ടുള്ള 1921 ജനുവരി 23ന്‌ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ വിപുലമായ സമ്മേളനം പൂക്കോട്ടൂരില്‍ നടന്നു. പൂക്കോട്ടൂര്‍ ഭാഗത്തെ സാമ്രാജ്യത്വ-ജന്‍മിത്ത വിരുദ്ധ ചലനങ്ങള്‍ക്കു പുതിയ ഉയിരും ഉണര്‍ വും നല്‍കിയ ആ സമ്മേളനം വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്‌ ഉടലും ജീവനുമാവുന്ന മുന്നൊരുക്കമായി വര്‍ത്തിക്കുകയായിരുന്നു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനോടു മറ്റാരേക്കാളും കലശലായ എതിര്‍പ്പും വിരോധവും മാപ്പിളസമുദായത്തിനുണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ പ്രാബല്യത്തിലുണ്ടായിരുന്ന മുസ്ലിംഭരണവ്യവസ്ഥ തട്ടിപ്പറിച്ചതും ടിപ്പുവിനെപ്പോലുള്ള ധീരരായ മുസ്ലിം ഭരണാധികാരികളെ കുതന്ത്രത്തില്‍ പരാജയപ്പെടുത്തിയതും എതിര്‍പ്പിന്റെ മാപ്പിളമനസ്സിനെ ആളിക്കത്തിച്ചു. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന്‌ തുര്‍ക്കിയെ വഞ്ചിച്ച ബ്രിട്ടന്റെ നടപടിയും അവര്‍ക്കു മാപ്പിളനാട്ടില്‍ ക്ഷീണം വരുത്തി. തിരൂരങ്ങാടി, താനൂര്‍, മലപ്പുറം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലായി ഖിലാഫത്ത്‌ കമ്മിറ്റികള്‍ നിലവില്‍വന്നതോടെ പ്രതിരോധ ആശയങ്ങളും ആലോചനകളും വ്യവസ്ഥാപിതമായി. നാള്‍ക്കുനാള്‍ ശക്തമാവുന്ന ഖിലാഫത്ത്‌ നീക്കങ്ങള്‍ നാട്ടിലെ പ്രമാണിമാര്‍ക്കും രസിച്ചില്ല. നിലമ്പൂര്‍ കോവിലകത്തിന്റെ ഒരു ശാഖയായ പൂക്കോട്ടൂര്‍ കോവിലകത്തെ ചിന്നനുണ്ണിത്തമ്പുരാന്‌ ഖിലാഫത്ത്‌ പ്രവര്‍ത്തനങ്ങള്‍ ചൊറിച്ചിലുണ്ടാക്കി. തിരൂരങ്ങാടിയില്‍ ആലി മുസ്ലയ‍രുടെയും മലപ്പുറത്ത്‌ കുഞ്ഞി തങ്ങളുടെയും ഉപദേശത്തോടെ നീങ്ങിയ ഖിലാഫത്ത്‌ ചലനങ്ങള്‍, എതിര്‍പ്പുകാരുടെ പ്രകടനങ്ങള്‍ പരസ്യമായതോടെ കൂടുതല്‍ ചടുലമായി. അതിനിടയിലാണ്‌ പില്‍ക്കാലത്ത്‌ ഖിലാഫത്ത്‌ നേതാവായി വളര്‍ന്ന വടക്കുവീട്ടില്‍ മുഹമ്മദ്‌ (മമ്മദു) കോവിലകത്തെ ചിന്നനുണ്ണിയുമായി പിണങ്ങുന്നത്‌. ഒരു പത്തായപ്പുര പൊളിച്ചുനീക്കാനെടുത്ത കരാറില്‍, കോവിലകത്തെ പ്രധാന കാര്യസ്ഥനായിട്ടുകൂടി അദ്ദേഹത്തെ ചിന്നനുണ്ണി വഞ്ചിക്കുകയായിരുന്നു. പറഞ്ഞ കൂലിയില്‍ 300ക. കുറച്ചാണ്‌ മമ്മദുവിനു കൊടുത്തത്‌. അതു പിന്നെ തര്‍ക്കവും പിണക്കവുമായിവന്നു. കോവിലകത്തെ തോക്ക്‌ കട്ടു എന്ന കുറ്റം ചുമത്തി ചിന്നനുണ്ണി അദ്ദേഹത്തിനെതിരേ കേസ്‌ കൊടുത്തു. പോലിസ്‌ മമ്മദുവിന്റെ വീടും പരിസരവും പരിശോധിച്ചെങ്കിലും തോക്ക്‌ കണ്ടുകിട്ടിയില്ല. മമ്മദുവിനെയും മറ്റു 16 പേരെയും കള്ളക്കേസില്‍ കുടുക്കാന്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണമേനോനും സംഘവുമെത്തി. ഇന്‍സ്പെക്ടറുടെ നീക്കമറിഞ്ഞ്‌ ഖിലാഫത്ത്‌ പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി നഗാര അടിച്ചു. ആളുകള്‍ ഒന്നാകെ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി നാരായണമേനോന്‍ താവളമടിച്ച കോവിലകത്ത്‌ കൂടിനിന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ജീവനോടെ വിടാന്‍ അവിടെ കൂടിയ മാപ്പിളമാര്‍ക്കു മനസ്സില്ലായിരുന്നു. പക്ഷേ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മമ്പുറത്തെ തങ്ങളുടെ കാലുപിടിച്ചു സത്യം ചെയ്തുകൊണ്ട്‌ താന്‍ മമ്മദുവിനെയും മുസ്ലിംകളെയും ആക്രമിക്കാനല്ല വന്നതെന്നു പറഞ്ഞു. ഇതുകേട്ടു ജനം തിരിച്ചുപോയി. ഈ സംഭവത്തോടെ വടക്കുവീട്ടില്‍ മുഹമ്മദ്‌ പൂക്കോട്ടൂര്‍കാരുടെ സമരനായകനായി ഉയര്‍ന്നുവന്നു. ഒന്നിനുപിറകെ മറ്റൊന്നായി ഉണ്ടായ സംഭവങ്ങള്‍ മാപ്പിളമനസ്സുകളില്‍ എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്ന പ്രതീതി ജനിപ്പിച്ചു. അതിനിടയ്ക്കാണ്‌ ആഗസ്ത്‌ 20ന്‌ തിരൂരങ്ങാടി പള്ളിക്ക്‌ വെള്ളക്കാര്‍ വെടിവച്ചുവെന്ന വാര്‍ത്ത പരന്നത്‌. ഇനി ജീവനുംകൊണ്ടിരിക്കുന്നതെന്തിന്‌ എന്ന തോന്നല്‍ സകലരിലും ഉയര്‍ത്തിക്കൊണ്ടുവന്നു ഈ സംഭവം. 'സമാധാന ദൂതു'മായി വന്ന വക്കീല്‍ മാധവന്‍നായരോടും ഗോപാലമേനോനോടും മൊയ്തുമൌലവിയോടും മാപ്പിളമാര്‍ അവരുടെ ഉള്ളിലിരിപ്പ്‌ തുറന്നുപറഞ്ഞു. ചിലര്‍ നേരെ തിരൂരങ്ങാടിയിലേക്കു മാര്‍ച്ച്‌ ചെയ്യണമെന്നു വാദിച്ചപ്പോള്‍, പൂക്കോട്ടൂരില്‍ പ്രശ്നം കത്തിച്ചു രാത്രി കടന്നുകളഞ്ഞ ചിന്നനുണ്ണിയെ നിലമ്പൂരില്‍പോയി വകവരുത്തിയ ശേഷം മാത്രമേ തിരൂരങ്ങാടിയിലേക്കു പോവേണ്ടൂ എന്നായി മറ്റൊരു വിഭാഗം. അങ്ങനെ കൊല്ലപ്പറമ്പന്‍ അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ നേതൃത്വത്തില്‍ അന്നുതന്നെ നിലമ്പൂരിലേക്കു പുറപ്പെട്ടു. രണ്ടായിരത്തോളം പേരാണ്‌ ആ സംഘത്തിലുണ്ടായിരുന്നത്‌. അവിടെ എത്തിയപ്പോഴേക്കും ചിന്നനുണ്ണിയടക്കം മിക്കവരും രക്ഷപ്പെട്ടിരുന്നു. അന്നത്തെ ഏറ്റുമുട്ടലില്‍ കോവിലകത്തെ 15ഓ 16ഓ ആളുകള്‍ കൊല്ലപ്പെട്ടു. കോവിലകത്തുണ്ടായിരുന്ന ഒരു തമിഴ്‌ ബ്രാഹ്മണനെയും അയാളുടെ ഗര്‍ഭിണിയായ ഭാര്യയെയും ഖിലാഫത്ത്‌ പ്രസ്ഥാനക്കാര്‍ വണ്ടിക്കൂലി കൊടുത്ത്‌ കോവിലകത്തുനിന്നു കയറ്റി അയച്ചു. അവിടെ സൂക്ഷിച്ചിരുന്ന കണക്കറ്റ നെല്ലും പണവുമെടുത്തു പാവങ്ങള്‍ക്കു വിതരണം ചെയ്തു. അതിനിടയ്ക്കു കുപ്രസിദ്ധനായ ആമു സൂപ്രണ്ടും ഖാന്‍ ബഹദൂര്‍ മൊയ്തീന്‍കുട്ടി കുരിക്കളും ചേര്‍ന്നു പൂക്കോട്ടൂരിലെ മാപ്പിളജനതയെ അടക്കിനിര്‍ത്താനും ആട്ടിപ്പിടിക്കാനും ശ്രമിച്ചെങ്കിലും അതൊക്കെ പാളിപ്പോയി. തുടര്‍ന്ന്‌, പൂക്കോട്ടൂരും പരിസരപ്രദേശങ്ങളും ഖിലാഫത്ത്‌ കമ്മിറ്റി ഭരണത്തിനു കീഴിലായി. പരിചയമില്ലാത്ത ആരെക്കണ്ടാലും പിടിച്ചുകൊണ്ടുപോയി പോലിസിന്റെ ആളാണോ എന്നു പരിശോധിച്ചായിരുന്നു വിട്ടയച്ചത്‌. ശത്രുസഹായികളും ഒറ്റുകാരും ആരാണെങ്കിലും മതവും ജാതിയും നോക്കാതെ അവരെ നേരിട്ടത്‌ മാപ്പിളനേതൃത്വത്തിന്റെ മികവായി വിലയിരുത്തപ്പെടുന്നു. രംഗം എരിപൊരികൊള്ളുമ്പോഴാണ്‌ 1921 ആഗസ്ത്‌ 20ന്‌ കണ്ണൂരില്‍ നിന്ന്‌ കോഴിക്കോട്‌ വഴി ഒരു പട്ടാളസംഘം പുറപ്പെട്ട വിവരം ഖിലാഫത്ത്‌ കേന്ദ്ര കമ്മിറ്റിയില്‍ കിട്ടുന്നത്‌. ഉടനെ പൂക്കോട്ടൂരിലും വിവരം പരന്നു. യുദ്ധകാഹളം മുഴക്കാന്‍ പിന്നെ വേറെ ഒരു കാരണം തേടിപ്പോവേണ്ടി വന്നില്ല. പൂക്കോട്ടൂര്‍ അംശക്കാര്‍ക്കു പുറമെ അയല്‍നാട്ടുകാരും സംഘംചേര്‍ന്നു പൂക്കോട്ടൂര്‍ കേന്ദ്രീകരിച്ച്‌ ഒരുമിച്ചുകൂടി. വടക്കുവീട്ടില്‍ മുഹമ്മദും കാരാട്ട്‌ മൊയ്തീന്‍കുട്ടി ഹാജിയും സജീവമായി നേതൃത്വത്തിലുണ്ട്‌. പട്ടാളത്തെ തടയാന്‍ ആദ്യ പരിപാടി പാലം പൊളിക്കലായിരുന്നു. കോഴിക്കോട്‌-മലപ്പുറം റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലങ്ങള്‍ പൊളിച്ചും മരങ്ങള്‍ കൂട്ടിയിട്ടും കോളനിപ്പരിഷകളുടെ ഗതാഗതം അവര്‍ തടസ്സപ്പെടുത്തി. ആഗസ്ത്‌ 25നു പട്ടാളം അറവങ്കര എത്തിയെങ്കിലും പാപ്പാട്ടിങ്ങല്‍ പള്ളിക്കടുത്തുള്ള വലിയ പാലം പൊളിച്ചതു കാരണം ഇക്കരെ കടക്കാനാവാതെ കൊണേ്ടാട്ടിയിലേക്കു തിരിച്ചു. തൊട്ടടുത്തത്‌ ഒരു ജുമുഅ ദിവസമായിരുന്നു. ആ വെള്ളിയാഴ്ച മാപ്പിളമാര്‍ മുന്‍കൂട്ടി കണ്ടപോലെ വിധി സംഗമിച്ചിരിക്കുകയാണ്‌. നാട്ടുകാര്‍ക്കു സമരരക്തം തിളച്ചു ചൂടുവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പ്‌ ആസൂത്രണം ചെയ്ത പ്രകാരം ജുമുഅ കഴിഞ്ഞു മാപ്പിളജനത ഒന്നാകെ പൂക്കോട്ടൂരിന്റെയും പിലാക്കലിനു കുറുകെയുള്ള പാടത്തും പാടത്തിന്റെ കരയിലും കിഴക്കുഭാഗത്തുള്ള തോട്ടിലും വടക്കുകിഴക്കായി കൂട്ടിയിട്ടിരിക്കുന്ന മണല്‍ക്കൂനയ്ക്കു പിറകിലും മറഞ്ഞുനിന്നു പട്ടാളക്കാരെ കാത്തുനിന്നു; മൊത്തം രണ്ടായിരത്തലധികം ആളുകള്‍. 22 ലോറികളിലും 25 സൈക്കിളിലുമായാണ്‌ പട്ടാളം സമരസ്ഥലത്തെത്തിയത്‌. പട്ടാളത്തിന്റെ മുന്‍നിര പിലാക്കലെത്തുമ്പോള്‍ മുന്നിലെ ലോറിയുടെ ടയറില്‍ വെടിവയ്ക്കാനും അതോടെ, നാലുഭാഗത്തുനിന്നു വളയാനുമായിരുന്നു തന്ത്രം ആവിഷ്കരിച്ചത്‌. ഇതുപക്ഷേ, വൈകിവന്ന പറാഞ്ചീരി കുഞ്ഞറമുട്ടിയും അയമുവും അറിഞ്ഞിരുന്നില്ല. ഇവര്‍ വടക്കുകിഴക്കുള്ള മണല്‍ക്കൂനയ്ക്കു പിന്നിലായിരുന്നു ഇരിപ്പുറപ്പിച്ചത്‌. രണേ്ടാ മൂന്നോ ലോറികള്‍ പാടത്തിന്റെ ഭാഗത്തേക്കു കടന്നതും കുഞ്ഞറമുട്ടി വെടിവയ്ക്കുകയായിരുന്നു. മാപ്പിളയുടെ ഒളിഞ്ഞിരിക്കുന്ന സമരമുറ കണ്ടതോടെ ലോറികള്‍ പിന്നോട്ടെടുത്ത്‌ പൂക്കോട്ടൂര്‍ഭാഗത്തു നിര്‍ത്തിയിട്ടു. ശേഷം, പട്ടാളക്കാര്‍ ഇറങ്ങി പുകബോംബെറിഞ്ഞു. കോളനിസൈന്യം പുകയുടെ മറപിടിച്ചു തങ്ങളുടെ യന്ത്രത്തോക്കുകള്‍ റോഡില്‍ ഒന്നാകെ നിരത്തി. പുക അടങ്ങിയശേഷം പത്തോളം പട്ടാളക്കാര്‍ നിരായുധരായി പിലാക്കല്‍ ഭാഗത്തേക്കു നടക്കാന്‍ തുടങ്ങി. തങ്ങളെ കെണിയില്‍ വീഴ്ത്താനുള്ള വഞ്ചനയാണിതെന്നറിയാതെ മാപ്പിളപ്പോരാളികള്‍ അവര്‍ക്കെതിരേ ചീറിയടുത്തു. അവരെ കണ്ടപാടെ പട്ടാളക്കാര്‍ പിന്നോട്ടോടുകയും യന്ത്രത്തോക്ക്‌ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഈ ഓപറേഷനിലാണ്‌ പൂക്കോട്ടൂരില്‍ കൂടുതല്‍ മരണമുണ്ടായത്‌. ആദ്യം വെടിവച്ച കുഞ്ഞറമുട്ടിയും അയമുവും സമരനായകന്‍ വടക്കുവീട്ടില്‍ മുഹമ്മദും ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ചു. നിരവധി ബ്രിട്ടീഷ്‌ പട്ടാളക്കാരും ഈ പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടു. മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ഈ സമരത്തില്‍ 259 മുസ്ലിംകളാണു രക്തസാക്ഷികളായത്‌. അതിനിടെ മരണമടഞ്ഞ പട്ടാളക്കാരെയും വഹിച്ചുപോവുന്ന പട്ടാളലോറികള്‍ മലപ്പുറത്തേക്കു തിരിച്ച്‌, കുമ്മാളി പടിയിലെത്തിയപ്പോള്‍ ധീരനായ ഒരു മാപ്പിളപ്പോരാളി ലാങ്കര്‍ സായിപ്പും നാലു പട്ടാളക്കാരും സഞ്ചരിച്ചിരുന്ന ഒരു ലോറിക്കുനേരെ അതിവിദഗ്ധമായി ബോംബെറിഞ്ഞു. ആളുകളടക്കം വണ്ടിയാകെ ചിന്നിച്ചിതറി. മലപ്പുറത്തിനടുത്തുള്ള പാറങ്കോട്ടുകാരനായ മങ്കരത്തൊടി കുഞ്ഞഹമ്മദ്‌ എന്ന പോരാളിയാണ്‌ ഒരു മരത്തിന്റെ മുകളില്‍ കയറി തന്റെ ശരീരം മരത്തോടുചേര്‍ത്തു ബന്ധിപ്പിച്ച്‌ ഈ ധീരസാഹസം ചെയ്തത്‌. പട്ടാളക്കാരുടെ തുരുതുരായുള്ള വെടിയേറ്റ്‌ ആ ധീരന്‍ തദ്ക്ഷണം മരണം പുല്‍കി. പോരാട്ടം കഴിഞ്ഞയുടന്‍ ജനങ്ങള്‍ ഒന്നാകെ പോര്‍ക്കളത്തിലേക്കു വരുകയും മയ്യിത്ത്‌ മറവുചെയ്യുന്നതില്‍ മുഴുകുകയും ചെയ്തു. രക്തസാക്ഷികളുടെ മയ്യിത്തുകള്‍ റോഡിന്റെ പടിഞ്ഞാറുഭാഗം നാലു സ്ഥലങ്ങളിലായി ഖബറടക്കം നടത്തി. പൂക്കോട്ടൂരും പിലാക്കലുമായി അവര്‍ അന്ത്യവിശ്രമം കൊള്ളുകയാണ്‌. 1921 ഓഗസ്റ്റ്‌ 26 ന്‌ വെള്ളിയാഴ്ചയാണ്‌ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ നേരിടേണ്ട 1921 ലെ സൌത്ത്‌ മലബാര്‍ പോലീസ്‌ സൂപ്രണ്ടായിരുന്നു റോബര്‍ട്ട്‌ ഹിച്ച്കോക്ക്‌. 1900-മാണ്ടില്‍ നോര്‍ത്ത്‌ മലബാറില്‍ ഡി.വൈ.എസ്‌.പി തസ്തികയില്‍ 2007, ആഗസ്റ്റ് 27, തിങ്കളാഴ്ച 1921 ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തിന്‌ 26 ന്‌ 86 വര്‍ഷം തികഞ്ഞു.1921 ആഗസ്ത് കെ.ഐ മുഹമ്മദ് ഹാജി സ്മരണിക നെല്ലിക്കുത്ത് അബ്ദൂറഹിമാൻ മുസ്ല്യാർ കാരാട്ട് കാക്ക അനുസ്മരണ പതിപ്പ് പൂക്കോട്ടൂർ യുദ്ധസ്മരണിക പഞ് എന്റെ കല്യാണം സുകു ഏട്ടനും ആയി നടത്താൻ തീരുമാനിക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു സുകു ഏട്ടന് വേറെ ഒരു കാമുകി ഉണ്ടായിരുന്ന കാര്യം പിന്നെ ഞാൻ സമ്മതിച്ചു എന്നെ ഉള്ളു സുകു ഏട്ടൻ എന്റെ അമ്മാവന്റെ മകൻ ആണ്. സുകേഷ് എന്നാണ് പേര് ഞങ്ങൾ വിളിക്കുന്നത് സുകു ഏട്ടാ എന്നാണ്. കാമുകി ഉണ്ടായിരുന്നിട്ടും ഞാൻ കല്യാണത്തിന് സമ്മതിച്ചത് ഏട്ടൻ ഒരു സംഭവം ആയിരുന്നു, ഏട്ടനെ കുറിച്ച് പറഞ്ഞാൽ തീരില്ല ഏട്ടനോട് ഇഷ്ട്ടം ഇല്ലാത്ത ആരും തന്നെ കാണില്ല, ഞങ്ങളുടെ നാട്ടിലെ ഏറ്റവും സുന്ദരൻ. നല്ല ആരോഗ്യം ഒത്ത വണ്ണം പൊക്കം എല്ലാം ഉണ്ട്‌. ഏട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ കയറാൻ ഞാനും എന്റെ കൂട്ടുകാരികളും ഒരുപാട് കൊതിച്ചിരുന്നു എന്നാൽ ഞങ്ങളെ ആരെയും നോക്കാതെ പോകും ദുഷ്ടൻ, ഞാൻ ഓർത്തിട്ടു ഉണ്ട്‌ എന്നെ എങ്കിലും കയറ്റി കൂടെ ഞാൻ നിങ്ങളുടെ മുറപ്പെണ്ണ് അല്ലെ ആ ഏട്ടനെ കുറിച്ച് പറഞ്ഞു തീർന്നില്ല എല്ലായിടത്തും മുൻപിൽ ഉണ്ട്‌. അല്പം രാഷ്ട്രീയം ഒക്കെ കയ്യിൽ ഉണ്ട്‌ അത്കൊണ്ട് തന്നെ പെട്ടെന്ന് ഒരുത്തനും മുട്ടാൻ പോകില്ല. പണി കിട്ടും അറിയാം ഏട്ടൻ അറിയാതെ ഏട്ടന്റെ മുറപ്പെണ്ണ് ചമഞ്ഞു ഞാനും കുറച്ചു ഗമ ഒക്കെ കാണിച്ചിട്ട് ഉണ്ട്‌ അതൊക്കെ പഴയ കാലം, കോളേജിൽ പഠിച്ചപ്പോൾ ഒരു കാമുകി ഉണ്ടായിരുന്നു അവളെ കെട്ടാൻ പറ്റാത്ത വിഷമത്തിൽ ആണ് ആളു ഇപ്പോൾ. ഫുൾ ടൈം ശോകം, അന്നേരം ആണ് എനിക്ക് നറുക്ക് വീഴുന്നത് എല്ലാം അറിയാവുന്ന പെണ്ണ് അല്ലെ അതാകുമ്പോൾ കുഴപ്പം ഇല്ലല്ലോ, വീട്ടുകാർ ആലോചിച്ചു, അല്ലേലും എനിക്ക് കുഴപ്പം ഇല്ലായിരുന്നു അതാണ് സത്യം ഏട്ടനും ആയിട്ടുള്ള കല്യാണം പൊടിപൊടിച്ചു നടന്നു. നാട്ടിലെ ഏട്ടന്റെ തരുണിമണിമാർ ആയുള്ള ആരാധികമാർ എല്ലാം എന്നെ അസൂയയും കുശുമ്പും കലർത്തി നോക്കി. ഞാനും വിട്ടു കൊടുത്തില്ല എല്ലാവരുടെയും മുൻപിൽ കണ്ടോടി എന്റെ ചെറുക്കനെ എന്ന മട്ടിൽ നിന്നു ഏട്ടന്റെ താലി എന്റെ കഴുത്തിൽ വീണപ്പോൾ എനിക്ക് എന്റെ ശരീരം ആകെ കുളിരു കേറി. എപ്പോളോ നഷ്ടപെട്ട എന്റെ ഏട്ടനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു. ദൈവമേ നിനക്ക് നന്ദി ഞാൻ മനസ്സിൽ പറഞ്ഞു ആദ്യ രാത്രിയിൽ ഏട്ടന്റെ മുറിയിലോട്ടു ചെല്ലുമ്പോൾ എനിക്ക് വല്ലാത്ത ചങ്ക് ഇടിപ്പ് ആയിരുന്നു. ഏട്ടന്റെ മുറിയിൽ ഏട്ടന്റെ പെണ്ണ് ആയി ആ നെഞ്ചത്ത് തലയും വച്ചു ഉറങ്ങുന്നതും സ്വപ്നം കണ്ടു ഞാൻ കയറി ചെന്നു നീ വന്നോ, ആ പാൽ കുടിച്ചിട്ട് കയറി കിടന്നു ഉറങ്ങിക്കോ ഞാൻ ഏട്ടന്റെ ഭാര്യ ആണ്, എനിക്ക് ഏട്ടനോട് സംസാരിക്കുക എങ്കിലും വേണം നിനക്ക് അറിയാമല്ലോ എന്റെ കാര്യങ്ങൾ, എനിക്ക് വേറെ ഒരാളെ അവളുടെ സ്ഥാനത്തു കാണാൻ കഴിയില്ല, ഇതൊക്കെ ഞാൻ എന്റെയും നിന്റെയും വീട്ടുകാരോട് പറഞ്ഞിട്ടുള്ളതാണ് അത്രയും പറഞ്ഞു ഏട്ടൻ ഷെൽഫിൽ നിന്നും ഒരു മദ്യ കുപ്പി എടുത്തു വേറെ ഒരു ഗ്ലാസിൽ പകർത്തി വെള്ളം പോലും ചേർക്കാതെ അകത്തു ആക്കി ഞാൻ ഓർത്തു അധപതനം എന്ന് പറഞ്ഞാൽ അത് ഇതാണ് ഞാൻ ഇങ്ങനെ ഓരോന്നും ഓർത്തു ഇരുന്നപ്പോൾ ഏട്ടന്റെ ചോദ്യം വന്നു എന്താ നീ ഉറങ്ങുന്നില്ലേ? ഏട്ടനും കൂടി വന്നിട്ട് ഉറങ്ങാം വച്ചു ഇരുന്നതാണ് അതൊന്നും വേണ്ട, ഞാൻ താഴെ കിടന്നോളാം, ഇത്രയും പറഞ്ഞു ഒരു ഗ്ലാസ്‌ മദ്യം കൂടി ആകത്തു ആക്കി ഏട്ടൻ തുണി വിരിച്ചു കിടന്നു കിടന്നു കൊണ്ട് ഞാൻ ഓർത്തു പതുക്കെ പതുക്കെ മാറ്റി എടുക്കാം എന്തായാലും ഞാനും ഒരു സുന്ദരി പെണ്ണല്ലേ, എനിക്ക് പറ്റും പിറ്റേ ദിവസം കിടക്കും മുൻപ് ഞാൻ കുളിച്ചു എന്റെ ശരീരം മുഴുവൻ കാണുന്ന രീതിയിൽ ഉള്ള ഡ്രസ്സ്‌ ഇട്ടു ഏട്ടന്റെ മുൻപിലൂടെ നടന്നു, ഏട്ടന് ഒരു പെണ്ണ് ആ മുറിയിൽ നടക്കുന്നത് കാണുക പോലും വേണ്ട, വേറെ വല്ലവരും ആയിരുന്നു എങ്കിൽ എന്നെ കടിച്ചു കീറി കൊന്നേനെ എന്ന് ഞാൻ ഓർത്തു ഞാൻ എന്റെ ശരീരവും മനസും വച്ചു പഠിച്ച പണി മുഴുവൻ പയറ്റി, ഏട്ടന് ഒരു മാറ്റവും ഇല്ല. എന്റെ കണ്ട്രോൾ പോയി ഞാൻ ഒരു ഉമ്മ കൊടുത്തു, പുച്ഛത്തോടെ ഉള്ള നോട്ടം ആയിരുന്നു മറുപടി അവസാനം ഞാൻ തീർത്തു പറഞ്ഞു, കാര്യം പറ എന്താണ് ഇത്രയും വലിയ പ്രോബ്ലം? പ്രേമം പൊട്ടൽ ഒക്കെ എല്ലാവർക്കും ഉണ്ടാകുന്നത് ആണ് അല്ലാതെ ലോകത്തിലെ ആദ്യ സംഭവം ഒന്നും അല്ല ഏട്ടൻ പേഴ്സിൽ നിന്നും അതീവ സുന്ദരി ആയ ഒരു പെണ്ണിന്റെ ഫോട്ടോ എടുത്തു ഇതാണ് എന്റെ അനന്യ, എന്റെ മാത്രം അനു. ഇവൾ സ്വന്തം ചേച്ചി മരിച്ചപ്പോൾ അവരുടെ കുഞ്ഞിന് വേണ്ടി ജീവിതം ഉപേക്ഷിച്ചു ചേച്ചിയുടെ ഭർത്താവിനെ കല്യാണം കഴിച്ച പെണ്ണാണ്, അവൾക്കു ഇപ്പോൾ ഒരു ജീവിതം ഇല്ല, അവൾക്കു ഇല്ലാത്തത് ഒന്നും എനിക്കും വേണ്ട, എനിക്ക് എന്റെ ജീവനേക്കാൾ ഇഷ്ട്ടം ആണ് അവളെ അപ്പോൾ അതാണ്‌ കാര്യം, ഞാൻ ഈ കിടന്നു പയറ്റിയിട്ട് ഒന്നും നടക്കാത്തത് ലാലേട്ടൻ പറയും പോലെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കണം അതെ ഉള്ളു മാർഗം ഞാൻ മറുപടി ഒന്നും പറയാതെ കണ്ണുകൾ ഈറൻ അണിഞ്ഞു കിടന്നു എന്റെ ഫോട്ടോ ഇരിക്കണ്ട പേഴ്സിൽ വേറെ ഒരു പെണ്ണ് ഞാൻ ഇരിക്കണ്ട ഹൃദയത്തിൽ വേറെ ഒരു പെണ്ണ് എനിക്ക് അവളുടെ അഡ്രസ് തരുമോ ഒന്ന് പോയി കാണാൻ ആണ് അതൊന്നും വേണ്ട, അതൊന്നും എനിക്ക് ഇഷ്ട്ടം അല്ല, എല്ലാം അറിഞ്ഞു കൊണ്ട് അല്ലെ കെട്ടിയത് പിന്നെ എന്താണ് അടുത്ത ദിവസം ഏട്ടൻ കുളിക്കാൻ പോയ തക്കത്തിനു ഞാൻ ഏട്ടന്റെ വാട്സ്ആപ്പ് നോക്കി, അതിൽ കോളേജ് ഗ്രൂപ്പ്‌ ഉണ്ട്‌. അവളുടെ പേര് മാത്രം ഇല്ല. വേറെ കുറെ പെണ്ണുങ്ങൾ ഉണ്ട്‌, ഞാൻ എല്ലാ പെണ്ണുങ്ങളുടെയും നമ്പർ പൊക്കി ഓരോരുത്തരെ വീതം വിളിച്ചു, ആർക്കു എങ്കിലും എന്നോട് കനിവ് തോന്നി സഹായിക്കും വച്ചു ആരും തന്നെ എന്റെ കണ്ണുനീർ കണ്ടില്ല, മാത്രം അല്ല ഏട്ടനോട് പറയുകയും ചെയ്തു. ഏട്ടൻ അതും പറഞ്ഞു എന്നോട് കുറെ വഴക്ക് ഉണ്ടാക്കി എന്നിട്ട് ഏട്ടന്റെ ഫോൺ ലോക്ക് ആക്കി എല്ലാ മാർഗവും അടഞ്ഞു ഇനി എന്ത് ചെയ്യണം കരുതി ഞാൻ ഇരിക്കുമ്പോൾ ആണ് ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് അനൂപ് എന്നെ വിളിച്ചത്, അവളുടെ നമ്പറും അഡ്രസ്സും ഞാൻ തരാം, നിനക്ക് അവനെ മാറ്റി എടുക്കാൻ പറ്റും എങ്കിൽ അത് നല്ലത് ആണ്. പിന്നെ ഞാൻ ആണ് തന്നത് എന്ന് അവൻ അറിയരുത് ഞാൻ അവളുടെ നമ്പറിൽ കുറെ വിളിച്ചു ഞാൻ, എല്ലാ ടൈമിലും സ്വിച്ച് ഓഫ്‌, അവൾ നമ്പർ മാറി മനസിലായി വീട് അടുത്ത ജില്ലയിൽ ആണ്. അത്രയും ദൂരം പോയിട്ട് വന്നാൽ ഏട്ടൻ പൊക്കും, എന്തെങ്കിലും കാര്യം വേണമല്ലോ ഏട്ടാ എന്തായാലും ഞാൻ ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല, കുറച്ചു ദിവസം വീട്ടിൽ പോയി നിന്നോട്ടെ അച്ഛനും അമ്മയും സമ്മതിക്കും എങ്കിൽ പൊക്കോ ഞാൻ അമ്മായിയോടും, അമ്മാവനോടും കാര്യങ്ങൾ എല്ലാം പറഞ്ഞു, ഞാൻ പോയി കണ്ടു കാര്യങ്ങൾ പറയാം, അവളെ കൊണ്ട് സംസാരിപ്പിച്ചു മാറ്റി എടുക്കാം അതെ മാർഗം ഉള്ളു അവളുടെ വീട്ടിലേക്കു ഉള്ള യാത്രയിൽ മുഴുവൻ അവളെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു കാലു പിടിച്ചിട്ടു ആണെങ്കിലും ഏട്ടനോട് മാറി ചിന്തിക്കാൻ പറയിക്കണം, അവളു കേൾക്കും കുറെ സ്നേഹിച്ചത് അല്ലെ, ഒരിക്കലും നശിച്ചു പോകാൻ ആഗ്രഹിക്കില്ല ഒരു വിധത്തിൽ അവളുടെ വീട് കണ്ടു പിടിച്ചു ഞാൻ ചെന്നു. അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ട്‌, പെട്ടെന്നു ചാടി കയറി കാര്യം പറയാൻ മടി. പറയാതെയും വയ്യ. കാരണം ഇവിടുന്നു വേണം അവൾ കെട്ടിയെക്കുന്ന വീട്ടിൽ പോകാൻ അവളെ കാണാൻ ഒരു കാര്യം അവളോട്‌ പറയണം എന്നുണ്ട് അതിനു കുറച്ചു ബുദ്ധിമുട്ട് ആകുമല്ലോ മോളെ, അവളുടെ അച്ഛൻ ആണ് മറുപടി പറഞ്ഞത് എന്താ അവൾക്കു വല്ലതും സംഭവിച്ചോ, ഞാൻ പേടിയോടെ ചോദിച്ചു അതും കൂടി അറിഞ്ഞാൽ പിന്നെ ഏട്ടൻ ജീവനോടെ ഇരിക്കും തോന്നുന്നില്ല അവളുടെ അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ ഒന്നും പറയല്ലേ മോളെ അവൾ ഇപ്പോൾ ഭർത്താവും ആയി അമേരിക്കയിൽ ആണ് ഞാൻ ഞെട്ടി പോയി, അപ്പോൾ ചേച്ചി മരിച്ചു, ചേച്ചിയുടെ കുഞ്ഞിനെ നോക്കാൻ ചേച്ചിയുടെ ഭർത്താവിനെ കെട്ടി എന്നൊക്കെ പറഞ്ഞു കേട്ടു അത് അവൾക്കു ഒരുത്തനെ ഇഷ്ട്ടം ആയിരുന്നു, അത് ഒഴിവാക്കാൻ ഞങ്ങൾ പറഞ്ഞു കൊടുത്തത് ആണ്, അങ്ങനെ എന്തെങ്കിലും പറഞ്ഞില്ല എങ്കിൽ അവൻ ഒഴിഞ്ഞു പോകില്ല എന്നു പറഞ്ഞു അവൾ എനിക്ക് മനസ്സിൽ ചിരി വന്നു, തേപ്പും മേടിച്ചു അവളെ ഓർത്തു കരയുന്ന സുകു ഏട്ടനെ ഓർത്തപ്പോൾ ഞാൻ പറഞ്ഞു ആ കാമുകന്റെ ഭാര്യ ആണ് ഞാൻ, പുള്ളി ഇപ്പോളും അനന്യയെ ഓർത്തു ജീവിക്കുക ആണ് അവനോടു മോളേം നോക്കി നന്നായിട്ടു ജീവിക്കാൻ പറ, മോളു പറഞ്ഞിട്ടും കേൾക്കുന്നില്ല എങ്കിൽ ഇങ്ങോട്ട് കൂട്ടി കൊണ്ട് വാ, ഞാൻ പറയാം തിരിച്ചു വരുമ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു, അന്ന് തന്നെ ഏട്ടന്റെ വീട്ടിലേക്കു പോയി, ആ മഹാനെ ഇന്ന് തന്നെ കാണണ്ടേ, ഓർത്തിട്ടു ചിരി വരുന്നു ബുള്ളറ്റിൽ സുകു ഏട്ടൻ വന്നു ഇറങ്ങി, വലിയ വില്ലനെ പോലെ, ചിരിക്കാതെ, സ്നേഹം ഇല്ലാതെ ഒരു നിരാശ കാമുകൻ. വിളിച്ചു പറയണം എന്നു തോന്നി നിങ്ങൾ സുകു അല്ല ശശി ആണെന്ന്. തേപ്പും മേടിച്ചു മസിലും പിടിച്ചു നടക്കുവാ, എടുത്തു കിണറ്റിൽ ഇടുകയാണ് വേണ്ടത് കളിയാക്കി ഒന്നും പറഞ്ഞില്ല, താലി കെട്ടിയവൻ അല്ലെ, ഒരിക്കൽ ഒരുപാട് മോഹിച്ചത് അല്ലെ ഞാൻ ഏട്ടന്റെ പുറകെ മുറിയിലോട്ടു ചെന്നു, ഏട്ടാ ഒരു കാര്യം പറയാൻ ഉണ്ട്‌, മുഴുവനും കേൾക്കണം കാരണം ഇത് എന്റെയും കൂടെ ജീവിത കാര്യം ആണ് അനുവിനെ മറക്കാൻ ഒഴിഞ്ഞു വേറെ എന്ത് വേണമെങ്കിൽ പറഞ്ഞോ അനുവിനെ മറക്കണ്ട, എടുത്തു മടിയിൽ ഇരുത്തു എനിക്ക് അങ്ങു ദേഷ്യം വന്നു, എല്ലാം അറിഞ്ഞിട്ടും എല്ലാം ക്ഷമിക്കുമ്പോൾ തലയിൽ കയറുന്നു എന്താടി നീ പറഞ്ഞത് ചോദിച്ചു എന്നെ തല്ലാൻ വന്നു ഞാൻ പറഞ്ഞു എന്റെ ദേഹത്ത് തൊടരുത്, പറയുന്നത് കേട്ടാൽ മതി ഇനി എങ്കിലും ഈ കോമളി വേഷം അഴിച്ചു വെക്കു ഏട്ടന്റെ അനു വേറെ കെട്ടി അമേരിക്കയിൽ സുഖം ആയി ജീവിക്കുകയാണ് നിങ്ങൾ ഇവിടെ അവളെയും ഓർത്തു മൂക്കിട്ടാ ഒലുപ്പിച്ചു നടന്നോ നുണ പറയണ്ട, എന്നെ അനു ചതിക്കില്ല അവളുടെ അച്ഛൻ പറഞ്ഞ കാര്യം ആണ് ഞാൻ പറഞ്ഞത് വേണമെങ്കിൽ ഒന്നും കൂടി പോകാം നമുക്ക് അപ്പോൾ അറിയാം സത്യം അത്രയും ഉറപ്പിൽ അവൾ പറഞ്ഞപ്പോൾ അവനു ഒരു സംശയം, എന്നാ പോയിട്ട് വരാം നാളെ തന്നെ അടുത്ത ദിവസം ഏട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ ഇരുന്നു പോകുമ്പോൾ എന്റെ ജീവിത മോഹം പൂവണിയുക ആയിരുന്നു, അവൾ അവനോടു ചേർന്ന് ഇരുന്നു, അവൻ എതിർത്തില്ല, അവൻ അറിയുക ആയിരുന്നു അവൾക്കു അവനോടു ഉള്ള അളവില്ലാത്ത പ്രണയം,അത്രക്കും ഉറപ്പ് അവൾക്കു ഉണ്ടാകണം എങ്കിൽ അത് സത്യം ആണ്, അവൻ അവളോട്‌ പോലും പറയാതെ ബുള്ളറ്റ് ഊട്ടിയിലൊട്ടു പറത്തി വിട്ടു Kambi Kadha ഹായ്, ഞാൻ അഞ്ജലി. 23 വയസ്സ്. കല്യാണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞു. കുട്ടികൾ ആയിട്ടില്ല. നല്ല… നഷ്ടം Nashtam Author:Pramod K Varma “ഈ സ്ഥലം ഓർമ്മയുണ്ടോ?” തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ്… കേവലം ഒരു വർഷം നീണ്ട ദാമ്പത്യം; വലിയ ഇടവേളക്കു ശേഷം ശ്രിത ശിവദാസ് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു Shritha Sivadas on divorce and comeback to cinema – News18 Malayalam Shritha Sivadas Returns കേവലം ഒരു വർഷം നീണ്ട ദാമ്പത്യം; വലിയ ഇടവേളക്കു ശേഷം ശ്രിത ശിവദാസ് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു Shritha Sivadas on divorce and return to cinema ഓർഡിനറി' സിനിമയിലെ കുഞ്ചാക്കോ ബോബന്റെ നായിക അഥവാ ഗവിയിലെ കല്യാണി എന്ന നിലയിലാണ് പ്രേക്ഷർക്ക് ശ്രിത ശിവദാസിനെ പരിചയം മലയാള ചിത്രം 'ഓർഡിനറി'യിൽ കുഞ്ചാക്കോ ബോബന്റെ നായികയായ നാട്ടിൻപുറത്ത്കാരി കല്യാണിയെ അവതരിപ്പിച്ചാണ് ശ്രിത ശിവദാസ് എന്ന പാർവതി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഗവിയിലെ പെൺകുട്ടി പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിൽ കൂടി വേഷമിട്ടു 2015ലെ 'റാസ്‌പുട്ടിൻ' എന്ന സിനിമക്ക് ശേഷം ശ്രിതയെ മലയാളത്തിൽ കണ്ടില്ല. 2014ലായിരുന്നു വിവാഹം. ഒരുവർഷത്തിന് ശേഷം വിവാഹമോചനവും. ശേഷം അടുത്തിടെ രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഒരു ആൽബത്തിലാണ് ശ്രിത പ്രത്യക്ഷപ്പെടുന്നത്. ഇനി വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവാണ്‌. അതേപ്പറ്റി ശ്രിത 'സ്റ്റാർ ആൻഡ് സ്റ്റൈൽ' മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു: "വിവാഹത്തിന് ശേഷം സ്ത്രീകൾ സിനിമ വിട്ട് പോകുന്നത് കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹ മോചനമാണെങ്കിൽ വ്യക്തിപരമാണെന്നും അതിനെ സിനിമയുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ഒരു പരിധിവരെ പലരും ചിന്തിച്ച് തു‍ടങ്ങിയിട്ടുണ്ട് "2014 ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല "പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്നാട്ടിൽ വലിയ ഹിറ്റുമായിരുന്നു "അതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരുന്നു. എന്നാൽ ഇത് റീലീസ് ചെയ്തിട്ടില് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിൽ അശോകൻ' എന്ന സിനിമയിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ് ശ്രിത 'ഓർഡിനറി' സിനിമയിൽ കുഞ്ചാക്കോ ബോബനൊപ്പം ശ്രിത നടി സരയു മോഹന്റെ വിവാഹവേളയിൽ പങ്കെടുത്ത ശ്രിത Omicron ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം Accident എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 26കാരന് ദാരുണാന്ത്യം ISL ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി Neymar എതിർ താരത്തിന്റെ ഫൗൾ; നെയ്മർക്ക് ഗുരുതര പരിക്ക്; ജയത്തിനിടയിൽ പിഎസ്ജിക്ക് തിരിച്ചടി ഡയറി സർക്കിൾ, കെ ആർ മാർക്കറ്റ്, മജസ്റ്റിക്, യശ്വന്തപുരം എന്നിവിടങ്ങളിലെ അഗതികൾക്കാണ് പുതപ്പുകൾ വിതരണം നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്തു വരികയാണ് സംഘടന. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തന്നൂര്‍ സോണ്‍ ആരോഗ്യ സേവന… ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ, ജമാഅത്തെ ഇസ്‌ലാമി… ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പൂജയുടെ മറവിൽ തട്ടിപ്പ്: മാസങ്ങൾക്കു ശേഷം പ്രതി അറസ്റ്റിൽ നിലന്പൂർ: പൂജയുടെ മറവിൽ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്നയാളെ നിലന്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശി കൂപ്ലിക്കാട്ടിൽ രമേശി(36)നെയാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്നു നിലന്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ രമേശൻ നന്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ട്. പ്രത്യേക പൂജ നടത്തി സ്വർണ നിധി എടുത്തു നൽകാമെന്നും ചൊവ്വാദോഷം മാറ്റി നൽകാമെന്നും പറഞ്ഞ് പത്ര പരസ്യം നൽകി ആളുകളെ വലയിൽ വീഴ്ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ ആളാണ് രമേശ്. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്നു 2017 ഓഗസ്റ്റ് 16 മുതൽ വിവിധ ദിവസങ്ങളിലായി അക്കൗണ്ട് വഴി 1,10,000 രൂപ, പരാതിക്കാരിയുടെ ജാതകത്തിലെ ചൊവ്വാദോഷം അകറ്റി വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും എന്നാൽ വിവാഹം ശരിയാക്കാതെയും പണം തിരിച്ചു നൽകാതെയും വഞ്ചിച്ചു എന്ന പരാതിയിൽ നിലന്പൂർ പോലീസ് കഴിഞ്ഞ ജനുവരിയിൽ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്. വയനാട് ജില്ലയിൽ പ്രതി സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയതായി പോലീസ് പറഞ്ഞു.കൊല്ലം പുനലൂരിൽ ആഢംബര ജീവിതം നയിക്കുന്നതിനിടിയിലാണ് പോലീസിന്‍റെ പിടിയിലായത്. രണ്ടു വർഷം മുന്പ് വയനാട്ടിൽ നിന്നു പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ആദ്യ ഭാര്യയുമായോ ഒരു ബന്ധവും പുലർത്തിയിരുന്നില്ല. പുനലൂരിലെ ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു രമേശ്. പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്‍റെ നിർദേശ പ്രകാരം നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐ എം. അസൈനാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദാലി, സഞ്ചു, സിപിഒമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, എം. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം: കുറ്റിപ്പുറം കാങ്കപ്പുഴ കടവ് തോണിക്കടവത്ത് സബാഹിന്‍റെ ഭാര്യ അസ്ന (29)യുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു നിലന്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളിപൊയിൽ അഞ്ചുകണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (27) പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു സംസ്ഥാന അവാർഡ് പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനു വീണ്ടും സംസ്ഥാനതല അവാർഡ്. ഇ-ശ്രം രജിസ്ട്രേഷൻ: ജില്ലയിൽ ഒരു ലക്ഷം കാർഡുകൾ നൽകി മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷ മങ്കട: കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക പുഴക്കാട്ടിരി: കടുങ്ങപുരം ജിഎച്ച്എസ്എസിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചരിത്ര സെമിനാർ ഇന്നു സ്കൂൾ ഓഡി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നിലനിർത്താൻ ശ്രേയംസ്കുമാർ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് മലപ്പുറം: എൽജെഡി നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർക്കെതിരെ സംസ്ഥാന കമ്മിറ്റിയെടുത്ത നട രാജീവ് ഗാന്ധി അവാർഡ് ആര്യാടൻ മുഹമ്മദിന് മലപ്പുറം: രാജീവ് ഗാന്ധി സെന്‍റർ 2020ൽ പ്രഖ്യാപിച്ച രാജീവ് ഗാന്ധി അവാർഡ് (25,000 രൂപയും ഉപഹാരവും) ഡിസംബർ അഞ്ചിനു മലപ്പുറ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ്: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടന്ന ജില്ലാ ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം: ചർച്ച നടത്തി മലപ്പുറം: ഗാർഹികപീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ കൂട്ടായ്മ ലോകത്തിനു മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം: സർക്കാർ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള മൂത്തേടം പഞ്ചായത്തിലെ കുറ്റിക്കാട് എസ്‌സി കോളനിയിലെ കുടിവെ എടക്കര: എടക്കര പഞ്ചായത്ത് ബൈപാസ് റോഡിനോട് ചേർന്നു വൻ മാലിന്യക്കൂന്പാരം. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതൽ ടൗണിലെ ചില വ് മങ്കട മണ്ഡലത്തിലെ ബൈപാസുകൾ ഉടൻ യാഥാർഥ്യമാക്കണം: എംഎൽഎ മങ്കട: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തും മക്കരപ്പറന്പിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരോടംപാലം വൈലോങ്ങ നിലന്പൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആര്യാടൻ ഷൗക്കത്തിന് നിലന്പൂർ നിയോജക മണ്ഡലം ഐഎൻടിയുസി കമ്മി പൊതുവിദ്യാലയങ്ങൾ സ്വകാര്യമേഖലയോടു കിടപിടിക്കുന്ന വളർച്ച കൈവരിച്ചു: മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കു തിരൂർ: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന നിക്ഷേപക അകന്പാടം ബസ് സ്റ്റാൻഡിന് 15 വർഷം; അനുമതി ഇനിയും ലഭിച്ചില്ല നിലന്പൂർ: അകന്പാടത്ത് ബസ് സ്റ്റാൻഡ് വന്നിട്ട് 15 വർഷം പൂർത്തിയായി. എന്നാൽ ഇതുവരെയും സ്റ്റാൻഡിനുള്ള അനുമതി ലഭിച്ചിട്ട മലയോര പാത നിർമാണം: പാലുണ്ട-മുണ്ടേരി റൂട്ടിൽ വാഹനയാത്ര ദുരിതപൂർണം എടക്കര: മലയോര പാതയുടെ നിർമാണം നടക്കുന്ന ചാത്തംമുണ്ട മുതൽ ഞെട്ടിക്കുളം വരെയുള്ള ഭാഗങ്ങളിൽ വാഹന യാത്ര ദുരിതപൂർണമ സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്‍റെയും മലപ്പുറം നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെയും സംയുക്താഭിമുഖ്യ കോവിഡ്: ആദ്യ ഡോസ് എടുക്കാത്തവർ 85401 മലപ്പുറം: കോവിഡ് വാക്സിനേഷനിൽ ഒന്നാം ഡോസ് എടുത്തവർ രണ്ടാം ഡോസും എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നു ജില്ലാ മെഡി മക്കരപ്പറന്പ: ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം മക്കരപ്പറന്പ ലോക്കൽ കമ്മ പെരിന്തൽമണ്ണ: മാതാപിതാക്കൾക്കായും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനായുള്ള മെയിന്‍റനൻസ് ട്രിബ്യൂണലിന്‍റെ പരാതി പരി നിലന്പൂർ: ഭർത്താവിന്‍റെ മർദനത്തിൽ പരിക്കേറ്റ യുവതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ എടക്കര: മൂത്തേടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 72 -ാമത് ഭരണഘടനാ ദിനം ആഘോ കരുവാരകുണ്ട്: ഇന്ധന, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നു ക ബിഎസ്എൻഎൽ മെഗാ കസ്റ്റമർ മീറ്റ് 29 മുതൽ മലപ്പുറം: ബിഎസ്എൻഎൽ മലപ്പുറം ബിഎ 29 മുതൽ ഡിസംബർ ഏഴുവരെ ജില്ലയിലെ 30 കസ്റ്റമർ കെയർ സെന്‍ററുകളിൽ മെഗാ കസ്റ്റമര് മീറ മലപ്പുറം കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കി ഉയർത്തും: മന്ത്രി ഡോ.ആർ.ബിന്ദു മലപ്പുറം: മലപ്പുറം ഗവണ്‍മെന്‍റ് കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുമെന്നു ഉന്നത നിലന്പൂർ: ഒരു വർഷമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം. ചുങ്കത്തറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നട പെരിന്തൽമണ്ണ: കെൽസ ലീഗൽ അവെയർനസ് ക്വിസ് സ്കൂൾ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസ പാതായ്ക്കര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു പെരിന്തൽമണ്ണ: പാതായ്ക്കര എയുപി സ്കൂളിലെ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രിഡോ. ആർ. ബിന്ദു നിർ താഴെക്കോട്: താഴെക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രവർത്തക കണ്‍വൻഷൻ കോണ്‍ഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ.വി.എസ് ജേ പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പിടിയിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ പിൻഭാഗത്തുള്ള ജൈവവൈവിധ്യ അവാർഡ് കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂളിന് കരുവാരകുണ്ട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയം അവാർഡ് കരുവാരകുണ്ട് ഗവണ ഉത്സവപ്രതീതിയിൽ മൊബൈൽ ടവർ ഉദ്ഘാടനം; ‘മണ്ണുംകുളം ഇനി പരിധിക്ക് പുറത്തല്ല’ പുഴക്കാട്ടിരി: മൊബൈൽ നെറ്റ് വർക്ക് തകരാറുകൾ പരിഹരിക്കുന്നതിനായി സ്വന്തമായി ടവർ സ്ഥാപിക്കണമെന്നസ്വപ്നം യാഥാർഥ്യമാ ഹയർ സെക്കൻഡറിയിൽ അക്കഡേമിക് മാർഗരേഖ പുറത്തിറക്കണം: എച്ച്എസ്എസ്ടിഎ നിലന്പൂർ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകൾ ഓഫ് ലൈനായി ആരംഭിച്ച സാഹചര്യത്തിൽ അക്കഡേമിക് മാർഗരേഖ അടിയന്തി ബാല്യം പദ്ധതി: അങ്ങാടിപ്പുറം പഞ്ചായത്തു തല ഉദ്ഘാടനം പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സാവകുപ്പ് ഐസിഡിഎസിന്‍റെ സഹക നിലന്പൂർ: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജാതി വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു നിലന്പൂർ: വനിതകൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമൽ കോളജ് ഇഡി ക്ലബ്ബും ജൻശിക്ഷണ്‍ സൻസ്ഥാനും ചേ എടക്കര: വഴിക്കടവ് കാരക്കോട് ദേവീ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം ശനിയാഴ്ച വിപുലമായി ആഘോഷിക്കാൻ കമ്മിറ്റി തീരുമാനിച്ചു. എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ താലൂക്ക് സമ്മേളനം നിലന്പൂർ: എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ അസോസിയേഷൻ നിലന്പൂർ താലൂക്കിന്‍റെ ആറാമത് സമ സിസ്റ്റർ ലില്ലി ജോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ കോഴിക്കോട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറാ ചുങ്കത്തറ ഡയാലിസിസ് സെന്‍റർ: ധനസഹായം കൈമാറി എടക്കര: ചുങ്കത്തറ സാമൂഹ്യരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തന ഫണ്ടിലേക്ക് എടക്കര പഞ്ചായത്ത് സപ്പോ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പടെ 414 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മലപ്പുറം: രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചകവാതകവില കുറയ്ക്കാൻ കേന്ദ്രസർക്കാർ എ കിഴക്കേത്തല ജിഎൽപി സ്കൂളിൽ റേഡിയോ പ്രവർത്തനം തുടങ്ങി കരുവാരകുണ്ട്: കരുവാരകുണ്ട് കിഴക്കേതല ജിഎൽപി സ്കൂളിൽ സ്കൂൾ റേഡിയോ പ്രവർത്തനം തുടങ്ങി. സ്കൂൾ വാണി എന്ന പേരിൽ പ്രവർത പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ വ്യവസായ സംരംഭകർക്കായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഏകദിന നിക്ഷേപക സംഗമം പ അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ അൻപത്തിമൂന്നാം വാർഷികം ശബരിമല അയ്യപ്പ സേവ കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങുന്നതിൽ ദുരൂഹതയെന്ന് കരുവാരകുണ്ട്: സൈലന്‍റ് വാലി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റിനു കീഴിൽ കരുവാരകുണ്ടിൽ വീണ്ടും ഒരു പുതിയ ഫോറസ്റ്റ് സ്റ്റേഷൻ തു കുറ്റിപ്പുറം: കുറ്റിപ്പുറം കാങ്കപ്പുഴ കടവ് തോണിക്കടവത്ത് സബാഹിന്‍റെ ഭാര്യ അസ്ന (29)യുടെ മരണത്തിൽ അധികൃതരുടെ അനാസ്ഥ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു നിലന്പൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളിപൊയിൽ അഞ്ചുകണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (27) പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിനു സംസ്ഥാന അവാർഡ് പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനു വീണ്ടും സംസ്ഥാനതല അവാർഡ്. ഇ-ശ്രം രജിസ്ട്രേഷൻ: ജില്ലയിൽ ഒരു ലക്ഷം കാർഡുകൾ നൽകി മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷ മങ്കട: കോവിഡുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളുടെ മാനസികസംഘർഷങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക പുഴക്കാട്ടിരി: കടുങ്ങപുരം ജിഎച്ച്എസ്എസിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ചരിത്ര സെമിനാർ ഇന്നു സ്കൂൾ ഓഡി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നിലനിർത്താൻ ശ്രേയംസ്കുമാർ വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്ന് മലപ്പുറം: എൽജെഡി നേതാക്കളായ ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർക്കെതിരെ സംസ്ഥാന കമ്മിറ്റിയെടുത്ത നട രാജീവ് ഗാന്ധി അവാർഡ് ആര്യാടൻ മുഹമ്മദിന് മലപ്പുറം: രാജീവ് ഗാന്ധി സെന്‍റർ 2020ൽ പ്രഖ്യാപിച്ച രാജീവ് ഗാന്ധി അവാർഡ് (25,000 രൂപയും ഉപഹാരവും) ഡിസംബർ അഞ്ചിനു മലപ്പുറ നെറ്റ്ബോൾ ചാന്പ്യൻഷിപ്പ്: പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു നടന്ന ജില്ലാ ജൂണിയർ നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഗാർഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം: ചർച്ച നടത്തി മലപ്പുറം: ഗാർഹികപീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിത ശിശുസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ കുടുംബശ്രീ കൂട്ടായ്മ ലോകത്തിനു മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ മലപ്പുറം: സർക്കാർ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചുള്ള മൂത്തേടം പഞ്ചായത്തിലെ കുറ്റിക്കാട് എസ്‌സി കോളനിയിലെ കുടിവെ എടക്കര: എടക്കര പഞ്ചായത്ത് ബൈപാസ് റോഡിനോട് ചേർന്നു വൻ മാലിന്യക്കൂന്പാരം. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതൽ ടൗണിലെ ചില വ് മങ്കട മണ്ഡലത്തിലെ ബൈപാസുകൾ ഉടൻ യാഥാർഥ്യമാക്കണം: എംഎൽഎ മങ്കട: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തും മക്കരപ്പറന്പിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരോടംപാലം വൈലോങ്ങ നിലന്പൂർ: കെപിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ആര്യാടൻ ഷൗക്കത്തിന് നിലന്പൂർ നിയോജക മണ്ഡലം ഐഎൻടിയുസി കമ്മി പൊതുവിദ്യാലയങ്ങൾ സ്വകാര്യമേഖലയോടു കിടപിടിക്കുന്ന വളർച്ച കൈവരിച്ചു: മന്ത്രി വി.അബ്ദുറഹിമാൻ മലപ്പുറം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കു തിരൂർ: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന നിക്ഷേപക അകന്പാടം ബസ് സ്റ്റാൻഡിന് 15 വർഷം; അനുമതി ഇനിയും ലഭിച്ചില്ല നിലന്പൂർ: അകന്പാടത്ത് ബസ് സ്റ്റാൻഡ് വന്നിട്ട് 15 വർഷം പൂർത്തിയായി. എന്നാൽ ഇതുവരെയും സ്റ്റാൻഡിനുള്ള അനുമതി ലഭിച്ചിട്ട മലയോര പാത നിർമാണം: പാലുണ്ട-മുണ്ടേരി റൂട്ടിൽ വാഹനയാത്ര ദുരിതപൂർണം എടക്കര: മലയോര പാതയുടെ നിർമാണം നടക്കുന്ന ചാത്തംമുണ്ട മുതൽ ഞെട്ടിക്കുളം വരെയുള്ള ഭാഗങ്ങളിൽ വാഹന യാത്ര ദുരിതപൂർണമ സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്‍റെയും മലപ്പുറം നഗരസഭയുടെയും ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെയും സംയുക്താഭിമുഖ്യ കോവിഡ്: ആദ്യ ഡോസ് എടുക്കാത്തവർ 85401 മലപ്പുറം: കോവിഡ് വാക്സിനേഷനിൽ ഒന്നാം ഡോസ് എടുത്തവർ രണ്ടാം ഡോസും എടുക്കുന്നതിൽ വിമുഖത കാണിക്കരുതെന്നു ജില്ലാ മെഡി മക്കരപ്പറന്പ: ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് ഭരണസമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഎം മക്കരപ്പറന്പ ലോക്കൽ കമ്മ പെരിന്തൽമണ്ണ: മാതാപിതാക്കൾക്കായും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനായുള്ള മെയിന്‍റനൻസ് ട്രിബ്യൂണലിന്‍റെ പരാതി പരി നിലന്പൂർ: ഭർത്താവിന്‍റെ മർദനത്തിൽ പരിക്കേറ്റ യുവതിയെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ എടക്കര: മൂത്തേടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ 72 -ാമത് ഭരണഘടനാ ദിനം ആഘോ കരുവാരകുണ്ട്: ഇന്ധന, പച്ചക്കറി എന്നിവയുടെ വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നു ക ബിഎസ്എൻഎൽ മെഗാ കസ്റ്റമർ മീറ്റ് 29 മുതൽ മലപ്പുറം: ബിഎസ്എൻഎൽ മലപ്പുറം ബിഎ 29 മുതൽ ഡിസംബർ ഏഴുവരെ ജില്ലയിലെ 30 കസ്റ്റമർ കെയർ സെന്‍ററുകളിൽ മെഗാ കസ്റ്റമര് മീറ മലപ്പുറം കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കി ഉയർത്തും: മന്ത്രി ഡോ.ആർ.ബിന്ദു മലപ്പുറം: മലപ്പുറം ഗവണ്‍മെന്‍റ് കോളജിനെ സ്പെഷൽ ഗ്രേഡ് കോളജാക്കാനുള്ള പ്രവർത്തനങ്ങൾക്കു മുൻകൈ എടുക്കുമെന്നു ഉന്നത നിലന്പൂർ: ഒരു വർഷമായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം. ചുങ്കത്തറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തിൽ നട പെരിന്തൽമണ്ണ: കെൽസ ലീഗൽ അവെയർനസ് ക്വിസ് സ്കൂൾ തലത്തിലെ ഒന്നാം സ്ഥാനക്കാർക്കായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസ പാതായ്ക്കര സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു പെരിന്തൽമണ്ണ: പാതായ്ക്കര എയുപി സ്കൂളിലെ കെട്ടിട സമുച്ചയത്തിന്‍റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രിഡോ. ആർ. ബിന്ദു നിർ താഴെക്കോട്: താഴെക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രവർത്തക കണ്‍വൻഷൻ കോണ്‍ഗ്രസ് ഓഫീസിൽ ഡിസിസി പ്രസിഡന്‍റ് അഡ്വ.വി.എസ് ജേ പരപ്പനങ്ങാടി ബാങ്കിലെ മോഷണം; 11 വർഷത്തിനു ശേഷം പ്രതി പിടിയിൽ പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ പിൻഭാഗത്തുള്ള ജൈവവൈവിധ്യ അവാർഡ് കരുവാരകുണ്ട് ഹയർസെക്കൻഡറി സ്കൂളിന് കരുവാരകുണ്ട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2020 ലെ മികച്ച ജൈവവൈവിധ്യ സംരക്ഷണ വിദ്യാലയം അവാർഡ് കരുവാരകുണ്ട് ഗവണ ഉത്സവപ്രതീതിയിൽ മൊബൈൽ ടവർ ഉദ്ഘാടനം; ‘മണ്ണുംകുളം ഇനി പരിധിക്ക് പുറത്തല്ല’ പുഴക്കാട്ടിരി: മൊബൈൽ നെറ്റ് വർക്ക് തകരാറുകൾ പരിഹരിക്കുന്നതിനായി സ്വന്തമായി ടവർ സ്ഥാപിക്കണമെന്നസ്വപ്നം യാഥാർഥ്യമാ ഹയർ സെക്കൻഡറിയിൽ അക്കഡേമിക് മാർഗരേഖ പുറത്തിറക്കണം: എച്ച്എസ്എസ്ടിഎ നിലന്പൂർ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ക്ലാസുകൾ ഓഫ് ലൈനായി ആരംഭിച്ച സാഹചര്യത്തിൽ അക്കഡേമിക് മാർഗരേഖ അടിയന്തി ബാല്യം പദ്ധതി: അങ്ങാടിപ്പുറം പഞ്ചായത്തു തല ഉദ്ഘാടനം പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സാവകുപ്പ് ഐസിഡിഎസിന്‍റെ സഹക നിലന്പൂർ: ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജാതി വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു നിലന്പൂർ: വനിതകൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമൽ കോളജ് ഇഡി ക്ലബ്ബും ജൻശിക്ഷണ്‍ സൻസ്ഥാനും ചേ എടക്കര: വഴിക്കടവ് കാരക്കോട് ദേവീ ക്ഷേത്രത്തിലെ മണ്ഡല ഉത്സവം ശനിയാഴ്ച വിപുലമായി ആഘോഷിക്കാൻ കമ്മിറ്റി തീരുമാനിച്ചു. എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ താലൂക്ക് സമ്മേളനം നിലന്പൂർ: എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ മേഖലയിലെ തൊഴിലാളികളുടെ അസോസിയേഷൻ നിലന്പൂർ താലൂക്കിന്‍റെ ആറാമത് സമ സിസ്റ്റർ ലില്ലി ജോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ കോഴിക്കോട്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശേരി സെന്‍റ് ഫ്രാൻസിസ് പ്രൊവിൻസിന്‍റെ പ്രൊവിൻഷ്യൽ സുപ്പീരിയറാ ചുങ്കത്തറ ഡയാലിസിസ് സെന്‍റർ: ധനസഹായം കൈമാറി എടക്കര: ചുങ്കത്തറ സാമൂഹ്യരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്‍റെ പ്രവർത്തന ഫണ്ടിലേക്ക് എടക്കര പഞ്ചായത്ത് സപ്പോ മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പടെ 414 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മലപ്പുറം: രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചകവാതകവില കുറയ്ക്കാൻ കേന്ദ്രസർക്കാർ എ കിഴക്കേത്തല ജിഎൽപി സ്കൂളിൽ റേഡിയോ പ്രവർത്തനം തുടങ്ങി കരുവാരകുണ്ട്: കരുവാരകുണ്ട് കിഴക്കേതല ജിഎൽപി സ്കൂളിൽ സ്കൂൾ റേഡിയോ പ്രവർത്തനം തുടങ്ങി. സ്കൂൾ വാണി എന്ന പേരിൽ പ്രവർത പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിലെ വ്യവസായ സംരംഭകർക്കായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഏകദിന നിക്ഷേപക സംഗമം പ അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിന്‍റെ അൻപത്തിമൂന്നാം വാർഷികം ശബരിമല അയ്യപ്പ സേവ കരുവാരകുണ്ടിൽ ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങുന്നതിൽ ദുരൂഹതയെന്ന് കരുവാരകുണ്ട്: സൈലന്‍റ് വാലി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റിനു കീഴിൽ കരുവാരകുണ്ടിൽ വീണ്ടും ഒരു പുതിയ ഫോറസ്റ്റ് സ്റ്റേഷൻ തു ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിൽ കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിൽ കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ ആളെ കാണാതായി കെഎസ്ആർടിസിയിൽ ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ Thiruvananthapuram ദേശീയപാത സ്ഥലമെടുപ്പ്: അദാലത്ത് നാളെ Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha എസി റോഡിൽ വാഹനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Thrissur ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്കു വീണ യുവാവ് ടാങ്കർലോറി കയറി മരിച്ചു Kannur വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു Kasaragod കെഎസ്ആർടിസിയിൽ ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ Thiruvananthapuram ദേശീയപാത സ്ഥലമെടുപ്പ്: അദാലത്ത് നാളെ Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha എസി റോഡിൽ വാഹനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു Thrissur ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിലേക്കു വീണ യുവാവ് ടാങ്കർലോറി കയറി മരിച്ചു Kannur വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു Kasaragod സാംസങ് ഗാലക്‌സി എസ് 20 5 ജിയിൽ പ്രത്യേക ഒളിമ്പിക് എഡിഷൻ മാർച്ച് 18 ന് പ്രീ-ബുക്കിംഗിനായി ലഭ്യമാക്കി. സ്മാർട്ട്‌ഫോൺ ജാപ്പനീസ് നെറ്റ്‌വർക്ക് എൻടിടി ഡോകോമോയുടെ വെബ്‌സൈറ്റിൽ ഈ ഫോൺ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ ഫോൺ നിലവിൽ ജപ്പാനിൽ മാത്രം ലഭ്യമാണ്. പിൻ പാനലിൽ ഒളിമ്പിക് ലോഗോ വഹിക്കുന്ന സിംഗിൾ മാറ്റ് ഗോൾഡ് നിറത്തിലാണ് ഈ ഫോൺ ലഭിക്കുന്നത്. ഒളിമ്പിക് ലോഗോയ്ക്ക് മുകളിൽ, ‘ടോക്കിയോ 2020’ എന്ന പേരും ദൃശ്യമാണ്. ഒളിമ്പിക് ഗെയിംസിന്റെ സ്പോൺസർ കൂടിയായ സാംസങ് സ്മാർട്ട്ഫോൺ നിർമ്മാണത്തിനായി എൻടിടി ഡോകോമോയുമായി പ്രത്യേകമായി സഹകരിച്ചതായി പറഞ്ഞു. മറ്റ് വിപണികളിൽ ഗാലക്‌സി S20+ 5G ഒളിമ്പിക് എഡിഷൻ പുറത്തിറക്കുമോ എന്ന കാര്യം തീർച്ചയില്ല. ഈ വർഷം ജൂൺ മുതലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങിക്കാൻ കഴിയുക. ഫോണിന്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷെ റിപ്പോർട്ടുകൾ അനുസരിച്ച് 128 ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 78,400 രൂപയാണ് ഈ ഫോണിന് വില വരുന്നത്. മുൻപ് S20 സീരിസിൽ ഫെബ്രുവരിയിൽ ഇറങ്ങിയ ഗാലക്‌സി S20+ 5G ഫോണിന്റെ വില ആരംഭിക്കുന്നത് ഏകദേശം 85,500 രൂപ മുതലാണ്. ഗാലക്‌സി S20+ 5G ഫോണിനോട് ഏകദേശം സമാനമായ സവിശേഷതകളാണ് ഈ സ്പെഷ്യൽ എഡിഷൻ ഫോണിലുമുള്ളത്. 12 ജിബി റാമും 4,500 ബാറ്ററിയുമാണ് ഗാലക്‌സി S20+ 5G ഫോണിലും ഉണ്ടാവുക. ജാപ്പനീസ് വിപണിയിൽ ഇറങ്ങുന്നതുകൊണ്ടുതന്നെ സ്നാപ്ഡ്രാഗൺ 865 SoC ആയിരിക്കും ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 12-മെഗാപിക്സലുള്ള പ്രൈമറി ക്യാമറയും 64-മെഗാപിക്സലുള്ള സെക്കണ്ടറി ക്യാമറയും 12-മെഗാപിക്സലിന്റെ മൂന്നാം ക്യാമറയുമാണ് ഫോണിലുണ്ടാവുക. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്സലിന്റെ ഓട്ടോ ഫോക്കസുള്ള ക്യാമറ മുൻഭാഗത്ത് നൽകിയിട്ടുണ്ട്. ഗ്ലോബൽ എഡിഷനെപ്പോലെ സാംസങ് ഗാലക്‌സി S20+ 5G ഒളിമ്പിക് എഡിഷനും ഡ്യൂവൽ സിമ്മുള്ള സ്മാർട്ഫോൺ ആണ്. നാനോ സിമ്മും നാനോ സിം കാർഡുകളും ഫോൺ സപ്പോർട്ട് ചെയ്യും. ഫാസ്റ്റ് ചാർജിങും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. ജാപ്പനീസ് വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്‌തിരിക്കുന്ന സവിശേഷതകൾ അനുസരിച്ച്, സാംസങ് ഗാലക്‌സി എസ് 20 5 ജി, സാംസങ് ഗാലക്‌സി എസ് 20 5 ജി ഒളിമ്പിക് എഡിഷൻ എന്നിവ സമാന സവിശേഷതകൾ ഉൾക്കൊള്ളുന്നു. ആഗോള പതിപ്പിന് സമാനമായി, നാനോ സിം, നാനോ സിം കാർഡുകൾ സ്വീകരിക്കുന്ന ഡ്യൂവൽ സിം (ജിഎസ്എം, ജിഎസ്എം) സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ് 20 5 ജി ഒളിമ്പിക് എഡിഷൻ. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫാസ്റ്റ് ചാർജിംഗ് എന്നിവ പോലുള്ള മറ്റ് സവിശേഷതകളും ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിട്രണ്‍ C21 ഈ വര്‍ഷം വിപണിയില്‍ എത്തില്ല ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ തരംഗമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ് പ്രീപെയ്ഡ് നമ്പറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനായി മറ്റുള്ളവരെ സഹായിക്കുന്നവര്‍ക്ക്… വൺപ്ലസ് ഇസഡ് വൺപ്ലസ് 8 ലൈറ്റ് ലോഞ്ച് ജൂലൈയിൽ റെഡ്മി കെ 30 പ്രോ ഇന്ത്യയില്‍ പോക്കോ എഫ് 2 പ്രോയായി അവതരിപ്പിക്കുമെന്ന് സൂചന ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു അഭിനേതാക്കള്‍ മോഹന്‍ ലാല്‍ ,നെടുമുടി വേണു ,ശ്രീനിവാസൻ,മുരളി ,തിലകൻ,ടി ജി രവി,അഗസ്റ്റിൻ,ജനാർദ്ദനൻ,മഹേഷ്,മാതു,കെ പി എ സി ലളിത,ബേബി കാവേരി,സുധാകരൻ,തൊടുപുഴ വാസന്തി,കാവേരി വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി ഉര്‍ദു ഉസ്ബക്‌ ജര്‍മന്‍ പേര്‍ഷ്യന്‍ തുര്‍കിഷ്‌ ഇംഗ്ലീഷ് ഫ്രെഞ്ച്‌ ഇന്റൊനേഷ്യന്‍ തായ്‌ ബോസ്നിയന്‍ ബെങ്കാളി തെലുങ്ക്‌ സ്പാനിഷ്‌ ചൈന റഷ്യന്‍ ഉയിഗര്‍ ജാപനീസ്‌ ഹിന്ദി കുര്‍ദിഷ്‌ ഭാഷ തഗാലോഗ്‌ നേപാളി ഡച്ച്‌ (ഹോളന്റിലെ വിയറ്റ്‌നാമീസ്‌ കന്നട അല്‍ബാനിയന്‍ അംഹറിക്‌ തിഗ്രിനിയ സ്വാഹിലി താജിക്‌ സിന്‍ഹളീസ്‌ തമിഴ്‌ ഹൗസ ആസാമി തുര്കുമാനി Athiya Shetty പ്രണയം സംബന്ധമായ ജാതകം Athiya Shetty തൊഴിൽ സംബന്ധമയ ജാതകം Athiya Shetty ജനന ജാതകം/ ജനന ചാർട്ട്/ ജാതകം സാധാരണയെന്നപോലെ വിവാഹത്തിൽ നിങ്ങൾ എത്തിച്ചേരും. മിക്കവാറും, സുഹൃത്ത് ബന്ധത്തേക്കൾ ഉപരി പ്രേമബന്ധം ഉണ്ടാവുകയില്ല. പൊതുവെ, നിങ്ങൾ പ്രേമലേഖനം ഒന്നും എഴുതുകയില്ല കൂടാതെ പ്രേമബന്ധം എത്ര കുറഞ്ഞിരിക്കുന്നോ അത്രയും നല്ലതായിരിക്കും. എന്നാൽ വേർതിക്കപ്പെട്ട വെളിച്ചമായി വിവാഹമെന്ന് നിർണയിക്കരുത്. അതിൽ നിന്നും മാറി, ഒരിക്കൽ നിങ്ങൾ വിവാഹം ചെയ്താൽ, മനുഷ്യനാൽ കഴിയുന്നവിധം വളരെ താത്പര്യത്തോട്കൂടി ആ കൂട്ടായ്മ പൊരുത്തമുള്ളതാക്കുകയും വർഷങ്ങൾ പിന്നിട്ടാലും അതിൽ മാറ്റം വരുത്തുകയുമില്ല. Athiya Shetty ആരോഗ്യവുമായി ബന്ധപ്പെട്ട ജാതകം നിങ്ങളുടെ ശരീരപ്രകൃതിയെ കണക്കിലെടുത്താൽ നിങ്ങൾ വളരെ അനുകൂലമാണ്. എന്നാൽ, നാഡീ രോഗങ്ങളും ദഹനക്കേടും മൂലം ബുദ്ധിമുട്ടുവാൻ സാധ്യതയുണ്ട്. ഇതിൽ ഒന്നാമത്തേത് നിങ്ങളുടെ അതിലോല പ്രകൃതത്തിന്‍റെ അനന്തരഫലമായിരിക്കും. ഒരു ശരാശരി വ്യക്തിയേക്കാൾ കൂടുതൽ വേഗത്തിൽ നിങ്ങൾ അസ്വസ്ഥനാകും ഈ കാര്യത്തിൽ നിങ്ങളുടെ സ്ന്തോഷകരമായ ജീവിതം നിങ്ങളെ സഹായിക്കുകയുമില്ല. ഭോഗാസക്തിയാണ് ദഹന പ്രശ്നങ്ങൾക്ക് കാരണം. ധാരാളം ഭക്ഷണം കഴിക്കും. കൊഴുപ്പ് കൂടിയ വസ്തുക്കളായിരിക്കും കഴിക്കുന്നത് കൂടാതെ മിക്കപ്പോഴും വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഭാവിയിൽ ദുർമ്മേദസ്സ് ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. Athiya Shetty വിനോദവൃത്തിയും ആയി ബന്ധപ്പെട്ട ജാതകം വായന, ചിത്രകല, നാടകം എന്നീ കലാപരവും സാഹിത്യപരവുമായ സഹാനുഭൂതി ആവശ്യമായ നേരമ്പോക്കുകൾ നിങ്ങളുടെ മനസ്സിൽ സ്ഥിതികൊള്ളും. ആദ്യാത്മികതയിലോ അല്ലെങ്കിൽ അലൗകികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ നിങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന താത്പര്യത്തിൽ അതിശയിക്കുവാനില്ല. കരയിലൂടായാലും, കടലിലൂടായാലും, വായു മാർഗ്ഗമായാലും യാത്രയുമായി ബന്ധപ്പെട്ട എന്തും നിങ്ങളെ ആകർഷിക്കും. ക്രിക്കറ്റും ഫുഡ്ബോളും പോലുള്ളവയ്ക്ക് നിങ്ങൾക്ക് കുറച്ച് സമയം മാത്രമേ കാണുകയുള്ളു. ഇന്നിരുന്നാലും, ടെബിൾ-ടെന്നീസ്സ്, കാരംബോർഡ്, ബാറ്റ്മിന്‍റൺ മുതലായ ഗൃഹ്യവിനോദങ്ങളിൽ നിങ്ങൾക്ക് താത്പര്യമുണ്ട്. തിരിച്ചടിയായത് കെ സുരേന്ദ്രൻ നടത്തിയ വൺമാൻ ഷോ; സ്ഥാനാർത്ഥി നിർണയത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ല; സ്റ്റാഫിനെ നിയമിക്കാൻ മാനദണ്ഡമായത് സമുദായ സ്നേഹം; നേതൃമാറ്റം വേണമെന്ന ആവശ്യവുമായി നേതാക്കൾ; സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം – Media Mangalam തിരിച്ചടിയായത് കെ സുരേന്ദ്രൻ നടത്തിയ വൺമാൻ ഷോ; സ്ഥാനാർത്ഥി നിർണയത്തിൽ കൂടിയാലോചനകൾ ഉണ്ടായില്ല; സ്റ്റാഫിനെ നിയമിക്കാൻ മാനദണ്ഡമായത് സമുദായ സ്നേഹം; നേതൃമാറ്റം വേണമെന്ന ആവശ്യവുമായി നേതാക്കൾ; സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മഞ്ചേശ്വരം, കാസർകോട്, തൃശൂർ, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളെക്കൂടാതെ ആറ്റിങ്ങലിലും നേമത്തും കൂടി രണ്ടാമതായെങ്കിലും 12 സീറ്റ് വരെ ജയിക്കുമെന്ന് വിലയിരുത്തിയ ബിജെപി നേതൃത്വത്തെ ഈ തോൽവി വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യം ബിജെപിയിൽ ഉയർന്നുകഴിഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. സാധാരണ പ്രവർത്തകരെ പോലും കെ സുരേന്ദ്രനും സംഘവും പാർട്ടിയിൽ നിന്നും അകറ്റി. സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും പാർട്ടി ഓഫീസിലെ പ്രവർത്തനങ്ങൾക്കും നിയോഗിച്ചവരുടെ മെറിറ്റ് നിശ്ചയിച്ചത് പ്രത്യേക സമുദായ പരിഗണന ആയിരുന്നെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. പാർട്ടി ബോധത്തിനും അപ്പുറം സമുദായ പരിഗണനക്കാണ് കെ സുരേന്ദ്രൻ മുൻതൂക്കം നൽകിയിരുന്നത് എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ അടിത്തറ ഇളകും മുമ്പ് നേതൃമാറ്റം എന്നതാണ് പല നേതാക്കളും പങ്കുവെക്കുന്ന വികാരം. ശോഭാ സുരേന്ദ്രൻ ഒറ്റയ്ക്കു നേതൃത്വത്തിനെതിരെ പോരാടുമ്പോൾ പി.കെ. കൃഷ്ണദാസും എം.ടി. രമേശുമടങ്ങുന്ന നേതൃനിര പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. വി.മുരളീധരനും കെ.സുരേന്ദ്രനും ഉൾപ്പെടുന്ന സംഘം ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ തണലിൽ കേരളത്തിലെ പാർട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു, മിടുക്കരായ നേതാക്കളെ പോലും എതിർ ഗ്രൂപ്പാണെന്നു പറഞ്ഞു വെട്ടിനിരത്തുന്നു എന്നുമാണ് പരാതി. കേരളത്തിലെ ബിജെപിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നില്ലെങ്കിലും ആർഎസ്എസ് വിട്ടുനൽകിയ സംഘടനാ സെക്രട്ടറിമാർക്കും ബിജെപിയിലെ ഈ ഗ്രൂപ്പുപോര് കണ്ടുനിൽക്കേണ്ടി വരുന്നു. അവരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കു കാര്യങ്ങൾ കടന്നിട്ടും ആർഎസ്എസ് ഇടപെടാൻ മടിച്ചുനിൽക്കുകയാണ് എന്നും ആരോപണം ഉയരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനും കെ.സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങുന്നു എന്ന പരാതി നേതാക്കൾക്ക് നേരത്തേ തന്നെ ഉണ്ടായിരുന്നു. ശോഭ സുരേന്ദ്രൻ പൂർണമായും തഴയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരാജയത്തിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രന് മാത്രമാണെന്ന നിലപാട് മറ്റ് നേതാക്കൾ കൈക്കൊള്ളുന്നത്. പല മണ്ഡലങ്ങളിലും ഗ്രൂപ്പുതർക്കവും സ്ഥാനാർഥി നിർണയത്തിലെ അട്ടിമറികളുമാണ് വോട്ട് കുത്തനെ കുറയാനിടയാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്നാരോപിച്ച് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രംഗത്തെത്തി. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. ബാബുവിന് പോയതുകൊണ്ടാണ് താന്‍ തോറ്റതെന്ന് കെ.എസ് രാധാകൃഷ്ണന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തൃപ്പൂണിത്തുറയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പ്രസ്താവനയിറക്കിയത് നിങ്ങളെല്ലാവരും കേട്ടതാണ്. ഇപ്രാവശ്യം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വോട്ടുകള്‍ ശബരിമലയുടെ പേരില്‍ തനിക്ക് കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ അതിനെ നിഷേധിച്ചു. അങ്ങനെ സംഭവിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വോട്ട് കുറഞ്ഞു. ഇപ്പോള്‍ എനിക്ക് കിട്ടിയ വോട്ട് ഞാന്‍ തെണ്ടിപ്പെറുക്കിയുണ്ടാക്കിയതാണ്,’ കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എ ആയിരുന്ന എം.സ്വരാജിന്റെ തോല്‍വിയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് – ബി.ജെ.പി വോട്ടു കച്ചവടമാണെന്ന എല്‍.ഡി.എഫിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് കെ.എസ് രാധാകൃഷ്ണന്റെ പ്രസ്താവന. ബി.ജെ.പിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയില്‍ മാത്രം 19,000ത്തിലേറെ വോട്ടുള്ളതാണ്. ഉദയംപേരൂര്‍, കുമ്പളം, മരട്, ഇടക്കൊച്ചി മുതല്‍ പള്ളുരുത്തി വരെയുള്ള ഭാഗങ്ങള്‍ ഇതെല്ലാം ചേരുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് സ്വാഭാവികമായും 35,000 ആവേണ്ടതാണ്. എന്നാല്‍ ആ വോട്ട് കിട്ടിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. കെ സുരേന്ദ്രനെതിരെ ഇ എൻ നന്ദകുമാർ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍ രംഗത്തെത്തി. ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്. ‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.” ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ സഹോദരനാണ് നന്ദകുമാർ. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാറെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കഴക്കൂട്ടത്തെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പോര് രൂക്ഷമാവുകയാണ്. തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന ആരോപണമാണ് ശോഭാ പക്ഷം ഉന്നയിക്കുന്നത്. കഴക്കൂട്ടത്ത് അവസാന നിമിഷമായിരുന്നു ശോഭയെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്ര തീരുമാനം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം നോട്ടമിട്ടിരുന്ന വി മുരളീധരനെ പ്രകോപിതനാക്കിയെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും മറുപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവവും വി മുരളീധരനെ പ്രതിരോധത്തിലാക്കും. വി മുരളീധരന്റെ അനുയായിയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടത്തിയതെന്നാണ് ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ശോഭയെ തോല്‍പ്പിക്കാന്‍ മുരളീധര പക്ഷം ശ്രമിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഈ സംഭവം. ഇത് തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് കൈയുണ്ടെന്നതിന്റെ തെളിവാണെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്നായിരുന്നു യോഗത്തിലൂണ്ടായ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ മുന്നണി നേതാക്കൾ ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. പാർട്ടിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് എല്ലാ ഭാഗത്തു നിന്നും ശബ്ദമുയരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ പല ഘടക കക്ഷികളും സജീവമായിരുന്നില്ല എന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ശോഭ സുരേന്ദ്രൻ സികെ ജാനു തുടങ്ങിയവർ ഇതേ കുറിച്ച് പരാതി പറഞ്ഞിരുന്നു. ബിജെപി പ്രതീക്ഷവെച്ച മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള എതിർസ്ഥാനാർത്ഥികൾക്കായി ന്യൂനപക്ഷവോട്ട് ഏകീകരണമുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഒപ്പം കഴിഞ്ഞ തവണ ബിഡിജെഎസ് വഴി കിട്ടിയ ഈഴവവോട്ടുകൾ ഇടതിലേക്ക് തിരിച്ചുപോയതും ആഘാതമായി. ഇന്നോ നാളെയോ വീണ്ടും കോർ കമ്മിറ്റി യോഗം ചേരും എന്നാണ് സൂചനകൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബിജെപിയിൽ കലാപം രൂക്ഷമാകുകയാണ്. ഇതിനിടയിൽ, ബിജെപി നേതാക്കൾക്കെതിരെ ആർഎസ്എസും രംഗത്തെത്തി. ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥിക്ക് വോട്ട് കുറയുകയും ചെയ്ത് സാഹചര്യത്തിലാണ് ആർഎസ്എസ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. bjp k surendran mt ramesh sobha surendran എം ടി രമേശ് കെ സുരേന്ദ്രൻ പരാജയം പൊട്ടിത്തെറി ബിജെപി വി മുരളീധരൻ ശോഭ സുരേന്ദ്രൻ ലോകം കോവിഡില്‍ നിന്ന് മുക്തി നേടാന്‍ കോട്ടക്കകം അഭേദാശ്രമത്തില്‍ 'മഹാധന്വന്തരി 'നടത്തുന്നു; ഹോമത്തില്‍ പങ്കെടുക്കാന്‍ ഭക്ത ജനങ്ങള്‍ക്ക് ഇപ്പോള്‍ വിളിക്കാം ജീവിത സായന്തനത്തിൽ കൂട്ടായി കുഞ്ഞുവേണമെന്ന ആഗ്രഹം; മെഡിക്കൽ സയൻസിന്റെ സഹായത്തോടെ ആഗ്രഹം സാധിച്ചെങ്കിലും വിധി കാട്ടിയത് ക്രൂരത; ഭവാനി ടീച്ചറും സുധർമ്മയും മലയാളികളുടെ മനസ്സിലെ നോവായി മാറുന്നത് ഇങ്ങനെ തിരുവനന്തപുരത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് രൂക്ഷം; രാത്രിയിലും ശക്തമായ മഴ തുടരാൻ സാധ്യത കരൾ രോഗത്തെ തടുക്കാം, കൊളസ്‌ട്രോൾ കുറക്കാം; പച്ച പപ്പായയുടെ ഔഷധഗുണങ്ങള്‍ അറിയാം… ‘ഭരണകൂട ഭീകരതയുടെ ഇരയായ അജിത്തിന് സര്‍ക്കാര്‍ ജോലി നൽകുക’; വ്യാജ പോസ്റ്ററിനെതിരെ നിയമ നടപടിക്കൊരുങ്ങി അജിത്തും കുടുംബവും കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി കൊച്ചിയിൽ നിന്നുള്ള സിംഗപ്പൂർ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഈ മാസം 30 മുതൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; കോവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഏഴ് ദിവസം നിർബന്ധിത ക്വാറന്റൈൻ; പുതുക്കിയ മാർഗനിർദേശം കേന്ദ്രം പുറത്തിറക്കി എൻ പി കുഞ്ഞുമോൾ സംസ്ഥാനത്തെ സിപിഎമ്മിന്റെ ആദ്യ വനിതാ സെക്രട്ടറി; നേരത്തെ അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ആദ്യ വനിതാ പ്രസിഡന്റ്; 54കാരി ചരിത്രമെഴുതുന്നത് രണ്ടാം തവണ മന്‍മദരാസയടക്കം നിരവധി ഹിറ്റുകള്‍, ദേശീയ പുരസ്‌കാരങ്ങള്‍; പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു; കോവിഡ് മൂലം അന്ത്യം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇപ്പോഴും ജാതീയത; ജാതീയതയുടെ പേരിൽ നടക്കുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളിൽ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ജലാർണ്ണവമെന്നാൽ മഹാസമുദ്രമെന്നാണർഥം. സമുദ്രത്തിന്റെ അലകളുടെ സഞ്ചാരത്തിന് സമാനമാണ് ജലാർണവത്തിന്റെ രാഗാലാപന പദ്ധതി. എന്റെ മകന്‍ സാര്‍ത്ഥക് (കിച്ചു) വരച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിക്കോട്: മഴക്കാലത്ത് പകർച്ച വ്യാധികൾ പടരാനുള്ള സാധ്യത കൂടുതലുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.വി. ജയശ്രീ അറിയിച്ചു. സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടുമായും മലിനജലവുമായുള്ള സമ്പർക്കം എലിപ്പനി പോലുള്ള പകർച്ച വ്യാധികൾ ബാധിക്കാൻ കാരണമായേക്കുമെന്നതിനാൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും വെള്ളത്തിൽ ഇറങ്ങുകയും മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നവരും രോഗബാധയുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുക്കാൻ ശ്രദ്ധിക്കണം. എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ മരുന്നായ ഡോക്സി സൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്നു ഡിഎംഒ അഭ്യർഥിച്ചു. കോഴിക്കോട്: ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 26 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ‌ പുരുഷ വിഭാഗത്തിൽ മല അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം കോഴിക്കോട്: അട്ടപ്പാടിയിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെ യുവതിയുടേയും ഗർഭസ്ഥശിശുവിന്‍റേയും മരണം: ഒരാൾ അറസ്റ്റിൽ മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോല കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കിടക്കാൻ നിർമിച്ച ടേബിൾ ടോപ്പ് ക്രോസിംഗ് കാൽനടക്കാർക്കും വാ വീട്ടമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു കോഴിക്കോട്: വഴിവെട്ടുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് പയ്യോളി കൊളാവിപ്പാലത്ത് വീട്ടമ്മയ്ക്കു നേരെ ആക്രമണം. ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം കോഴിക്കോട്: പുതിയപാലം ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം. ശ്മശാനത്തിനായി സ്വകാര്യവ്യക്തി കോർപറേഷന് പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി പോളിടെക്നിക് ആരംഭിക്കണമെന്ന് സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പ മന്ത്രി ആന്‍റണി രാജുവിന്‍റെ ഭീഷണി പിൻവലിക്കണമെന്ന് കോഴിക്കോട്: കെഎസ്ആർടിസി തൊഴിലാളികളുടെടെ ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ തന്നെ ഉടൻ നടപ്പിലാക്കുന്നതിനൊപ്പ തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള ഹരിതാങ്കണം ജൈവ പച്ചക്കറി അടുക്കളത്തോട്ട നിർമാണ പദ്ധതി ഫൊ കര്‍ഷകപ്രക്ഷോഭത്തിലേതു പോലെ ഇന്ധന വിലയിലും മോദിക്ക് മുട്ടുമടക്കേണ്ടി വരും: താരിഖ് അന്‍വര്‍ കോഴിക്കോട്: കര്‍ഷക പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയതുപോലെ ഇന്ധന വില വര്‍ധനവിനെതിരെ വീട്ടമ്മമാരുള്‍പ്പെടെ കോഴിക്കോട് കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്ര താമരശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താമരശേരി മണ്ഡലം കൺവൻഷൻ കെപിസിസി അംഗം എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെഎസ്ടിയു കോഴിക്കോട്: സകൂൾ ഉച്ചഭക്ഷണ പദ്ധതിയുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണമെന്ന് കേരള ഉപേക്ഷിച്ച പാലങ്ങളും പഴയ കെഎസ്ആർടിസി ബസുകളുമെല്ലാം ഭക്ഷണശാലകളാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ് കോഴിക്കോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് ഫെഡറേഷൻ സ്ഥാപക ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.എ. മുഹ കടമേരിയിലെ ഗുണ്ടാ അക്രമം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ നാദാപുരം: കടമേരിയിൽ അക്രമം നടത്തിയ കണ്ണൂർ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കോടഞ്ചേരി: കർഷകർക്കായി പുതിയതരം ജൈവവള നിർമാണം. കോടഞ്ചേരിയിലെ കർഷകരായ തിരുമല ഷാജി, അലക്സ്‌ മണിമല എന്നിവരാണ് പ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയില്‍ കോഴിക്കോട്: അശോകപുരത്ത് വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് നിധീഷിനെ(36) പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ഒ പേരാമ്പ്ര: ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന്‍റെ ഉത്തരവാദിത്വം മുസ്ലിം മത നേതൃത്വത്തിന് മേൽ കെട്ടിവെച്ച് സംഘപരിവാ കാറ്റിൽ തെങ്ങു വീണു വീടു തകർന്നു പേരാമ്പ്ര: കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു. കണ്ണിപ്പൊയിൽ സുരേന്ദ്രന്‍റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാ കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ കോഴിക്കോട്: ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന 26 മത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ‌ പുരുഷ വിഭാഗത്തിൽ മല അട്ടപ്പാടിയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സൗജന്യ മെഡിക്കല്‍ സേവനം കോഴിക്കോട്: അട്ടപ്പാടിയിലെ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ സൗജന്യ മെ യുവതിയുടേയും ഗർഭസ്ഥശിശുവിന്‍റേയും മരണം: ഒരാൾ അറസ്റ്റിൽ മാനന്തവാടി: കല്ലോടി പള്ളിക്കൽ റിനിയും ഗർഭസ്ഥ ശിശുവും അസ്വാഭാവിക സാഹചര്യത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഒരാളെ പോല കോഴിക്കോട്: കാൽനട യാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കിടക്കാൻ നിർമിച്ച ടേബിൾ ടോപ്പ് ക്രോസിംഗ് കാൽനടക്കാർക്കും വാ വീട്ടമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു കോഴിക്കോട്: വഴിവെട്ടുന്നതിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് പയ്യോളി കൊളാവിപ്പാലത്ത് വീട്ടമ്മയ്ക്കു നേരെ ആക്രമണം. ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം കോഴിക്കോട്: പുതിയപാലം ശ്മശാന ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി ആരോപണം. ശ്മശാനത്തിനായി സ്വകാര്യവ്യക്തി കോർപറേഷന് പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി പോളിടെക്നിക് ആരംഭിക്കണമെന്ന് സിപിഎം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പ മന്ത്രി ആന്‍റണി രാജുവിന്‍റെ ഭീഷണി പിൻവലിക്കണമെന്ന് കോഴിക്കോട്: കെഎസ്ആർടിസി തൊഴിലാളികളുടെടെ ശമ്പള പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ തന്നെ ഉടൻ നടപ്പിലാക്കുന്നതിനൊപ്പ തിരുവമ്പാടി: തിരുഹൃദയ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള ഹരിതാങ്കണം ജൈവ പച്ചക്കറി അടുക്കളത്തോട്ട നിർമാണ പദ്ധതി ഫൊ കര്‍ഷകപ്രക്ഷോഭത്തിലേതു പോലെ ഇന്ധന വിലയിലും മോദിക്ക് മുട്ടുമടക്കേണ്ടി വരും: താരിഖ് അന്‍വര്‍ കോഴിക്കോട്: കര്‍ഷക പ്രക്ഷോഭകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയതുപോലെ ഇന്ധന വില വര്‍ധനവിനെതിരെ വീട്ടമ്മമാരുള്‍പ്പെടെ കോഴിക്കോട് കോവിഡ് തരംഗത്തിൽ നിശ്ചലമായ വാദ്യകലാ രംഗത്തെ കലാകാരന്മാർക്ക് സ്നേഹ സാന്ത്വനമേകി ബഹ്‌റിൻ ആസ്ഥാനമായി പ്ര താമരശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് താമരശേരി മണ്ഡലം കൺവൻഷൻ കെപിസിസി അംഗം എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: കെഎസ്ടിയു കോഴിക്കോട്: സകൂൾ ഉച്ചഭക്ഷണ പദ്ധതിയുൾപ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണമെന്ന് കേരള ഉപേക്ഷിച്ച പാലങ്ങളും പഴയ കെഎസ്ആർടിസി ബസുകളുമെല്ലാം ഭക്ഷണശാലകളാക്കി മാറ്റും: മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്: ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ് കോഴിക്കോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് ഫെഡറേഷൻ സ്ഥാപക ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.എ. മുഹ കടമേരിയിലെ ഗുണ്ടാ അക്രമം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ നാദാപുരം: കടമേരിയിൽ അക്രമം നടത്തിയ കണ്ണൂർ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കോടഞ്ചേരി: കർഷകർക്കായി പുതിയതരം ജൈവവള നിർമാണം. കോടഞ്ചേരിയിലെ കർഷകരായ തിരുമല ഷാജി, അലക്സ്‌ മണിമല എന്നിവരാണ് പ വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയില്‍ കോഴിക്കോട്: അശോകപുരത്ത് വീട്ടമ്മയെ മര്‍ദിച്ച സംഭവത്തിൽ ഭർത്താവ് നിധീഷിനെ(36) പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് ഒ പേരാമ്പ്ര: ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കുന്നതിന്‍റെ ഉത്തരവാദിത്വം മുസ്ലിം മത നേതൃത്വത്തിന് മേൽ കെട്ടിവെച്ച് സംഘപരിവാ കാറ്റിൽ തെങ്ങു വീണു വീടു തകർന്നു പേരാമ്പ്ര: കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു. കണ്ണിപ്പൊയിൽ സുരേന്ദ്രന്‍റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാ കോഴിക്കോട്: കുന്നുമ്മൽ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാട പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റി ശില്പശാല നടത്തി കോടഞ്ചേരി: പാലിയേറ്റീവ് കെയർ താമരശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ ഏകദിന ശില്പശാല നടത്തി. യോഗം സു ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് സ്വർണം കവർന്ന പ്രതി പിടിയിൽ. പാലക്കാട് പടിഞ്ഞാറെ പാവൊടി സ്വദേശി മഹേശ്വരി (38) യാണ് മെഡിക താമരശേരിയിലെ വെള്ളക്കെട്ടിനു ഉടന്‍ പരിഹാരമെന്ന് എംഎല്‍എ താമരശേരി: ടൗണിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണുമെന്ന് എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു. താമരശേരി ടൗണിന്‍റെ സൗന്ദര്യ ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു കൂരാച്ചുണ്ട്: ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാത്തുംപാറയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടി വി.സി. അബൂബക്കറിനെ ജൂണിയർ ചേംബർ ആദരിച്ചു താമരശേരി: സമൂഹ നന്മക്കായി വിവിധ മേഖലകളില്‍ നിശബ്ദ സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് ജൂണിയര്‍ ചേംബര്‍ ഇന്‍റര്‍നാഷണല്‍ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണം: മനോജ്‌ എടാണി പേരാമ്പ്ര: സഹകരണ മേഖലയിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടൽ ഉണ്ടാവണമെന്ന് ഐഎൻടിയുസ സോഫ്റ്റ് ബേസ് ബോൾ ഇന്ത്യൻ ടീം അംഗം എബി സെബാസ്റ്റ്യന് സ്വീകരണം നൽകി കോടഞ്ചേരി: നേപ്പാളിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് സോഫ്റ്റ് ബേസ്ബോളിൽ വിജയികളായ ഇന്ത്യൻ ടീം അംഗം കോടഞ്ചേരി സ്വദേശി എബി ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ജില്ലാവികസന സമിതി കോഴിക്കോട്: ജില്ലയിൽ അമ്മത്തൊട്ടിൽ നിർമാണ പ്രവൃത്തി ഉടൻ ആരംഭിക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ നിർദേശം. നിർമാണത്തി കുറ്റ്യാടി: മരുതോങ്കര കൃഷി ഓഫീസിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ രമ്യ രാജന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക പൊറാളി ക്വാറിയുടെ പ്രവർത്തനം ഉടൻ റദ്ദു ചെയ്യണമെന്ന് സമരസമിതി കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ പൊറാളി ക്വാറിയുടെ പ്രവർത്തനാനുമതി ഉടൻ റദ്ദ് ചെയ്യണമെന്ന് ജനകീയ പ്രതിരോധ സമരസമി കൂരാച്ചുണ്ട്: പഞ്ചായത്ത് പത്താം വാർഡ് ഹൈസ്കൂൾ- സിഎച്ച്സി റോഡ് ഉദ്ഘാടം ഗ്രാമ പഞ്ചായത്ത് പ്രസിഡനന്‍റ് പോളി കാരക്കട നിർവഹിച ഫറോക്ക്: നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–കടലുണ്ടി–ചാലിയം റോഡ് നവീകരണപ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിശോധി ദുരന്ത നിവാരണ സേനയ്ക്ക് പരിശീലനം നല്‍കി താമരശേരി: താമരശേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സിഒഡിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ ദ ട്രെയിനുകള്‍ ഓട്ടം തുടങ്ങി; ഹാള്‍ട്ട് സ്റ്റേഷനുകള്‍ നോക്കുകുത്തി വടകര: കോവിഡ് പ്രതിസന്ധി നീങ്ങിയതിനു പിന്നാലെ ട്രെയിനുകള്‍ ഘട്ടംഘട്ടമായി ഓടിത്തുടങ്ങിയെങ്കിലും പ്രാദേശിക ഹാള്‍ട്ട് സ നിയന്ത്രണം വിട്ട വാൻ കടകളിലേക്കു പാഞ്ഞുകയറി കുന്നമംഗലം നിയന്ത്രണം വിട്ട വാൻ കടകൾ തകർത്തു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നമംഗലം അങ്ങാടിയിൽ എസ്ബിഐയ്ക്കു താഴെയാ കോഴിക്കോട്: ദേശീയ, അന്തർദേശീയ സോഫ്റ്റ്ബോൾ താരങ്ങൾ വിവിധ ജില്ലകൾക്കു വേണ്ടി മത്സരിക്കുന്ന 26 മത് കേരള സംസ്ഥാന സീനിയർ സര്‍വകലാശാല തൊഴില്‍മേളയില്‍ 110 പേര്‍ക്ക് ജോലി തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ പ്ലേസ്മെന്‍റ് സെല്‍ ജി-ടെകുമായി സഹകരിച്ച് നടത്തിയ തൊഴില്‍മേളയില്‍ പങ്കെടുക്കാ വടകര റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ പരിശോധന; നടപടി കോഴിക്കോട്: വടകര റസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ പരിശോധന. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്ക കോവിഡ് മരണ സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല: നഷ്ടപരിഹാരം അകലെ കരുവാരകുണ്ട്: കുടുംബാംഗം കോവിഡ് ബാധിച്ചു മരിച്ചതായുള്ള സാക്ഷ്യപത്രം ലഭിക്കാത്തതിനാൽ നഷ്ടപരിഹാരത്തിനു അപേക്ഷിക്കാ റിനിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി മാനന്തവാടി: റിനിയുടെ ദുരൂഹ മരണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിന്‍റെ മുന്പിൽ കൊണ്ടുവരണമെന്ന് ആക്ഷൻ കമ്മിറ്റി കോവിഡ് ധനസഹായം: ഗള്‍ഫില്‍ മരിച്ചവരുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള ധനസഹായം പ്രവാസികുടുംബങ്ങള്‍ക്കും നല്‍കണമെന്ന ആവശ ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കോഴിക്കോട്ട് ഇന്നു മുതൽ മത്സരങ്ങൾ കോഴിക്കോട്: ബംഗാള്‍ സ്വദേശിയില്‍ നിന്നു സ്വര്‍ണം കവര്‍ന്ന കേസില്‍ തലശേരിയിലെ ക്വട്ടേഷന്‍ സംഘത്തിനും പങ്ക്. തലശേരി സ്വ കർഷക കോൺഗ്രസ് കപ്പ പുഴുങ്ങി അതിജീവനസമരം നടത്തി കോഴിക്കോട് ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാർഷിക വിളകളുടെ താങ്ങുവില ഉൽപാദന ചിലവിന്‍റെ 50% മുക്കം: നിനച്ചിരിക്കാതെയെത്തുന്ന കാലാവസ്ഥാവ്യതിയാനം മൂലം ഭീമമായ വിളനാശം അനുഭവിക്കുകയാണ് കർഷകർ അടിക്കടിയുള്ള ക റിനി പള്ളിക്കലിന്‍റെ ദുരൂഹമരണം: ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു കല്ലോടി: എടവക ഗ്രാമ പഞ്ചായത്തിലെ കല്ലോടി പള്ളിക്കൽ റിനിയുടെയും ഗർഭസ്ഥ ശിശുവിന്‍റെയും ദുരൂഹ മരണത്തിൽ സത്യാവസ്ഥ പുറ കൊയിലാണ്ടി: മാർബിൾ ഗാലറി ട്രോഫിയ്ക്ക് വേണ്ടി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഡോ. വർഗീസ് കുര്യൻ ജന്മശതാബ്ദിയും ഭരണഘടനാദിനവും ആഘോഷിച്ചു മുക്കം: ഇന്ത്യയിലെ ധവള വിപ്ലവത്തിന്‍റെ പിതാവും ഇന്ത്യൻ ക്ഷീര വികസന ബോർഡിന്‍റെ സ്ഥാപകനും ആദ്യ ചെയർമാനുമായ പത്മവിഭൂഷ ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ ഹർഷവന്തി ബിഷ്ത് പർവതാരോഹക സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷ ആമസോണ്‍ ഇന്ത്യന്‍ മേധാവിയെ ചോദ്യം ചെയ്യും; ഇഡി സമൻസ് അയച്ചു കുരുണിയന്‍റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നവംബർ 30 മുതൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു Kollam ബിജെപി യോഗങ്ങളില്‍ ഡി. പുരന്ദേശ്വരി പങ്കെടുക്കും‌ Pathanamthitta പെട്രോളിയം ചൂഷണം വ്യാപകമാകുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam സിപിഎം സമ്മേളനത്തിനുശേഷം മൂലമറ്റത്തു സംഘർഷം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക Kasaragod വ്യവസായത്തിലെ പ്രമുഖ ഡിസൈനർ, നിർമ്മാതാവ്, ബോൾട്ട് സ്റ്റോറേജ് ടാങ്കുകളുടെയും സിലോസിന്റെയും നിർമാതാവ് എന്നീ നിലകളിൽ YHR ഗ്ലാസ്-ഫ്യൂസ്ഡ്-ടു-സ്റ്റീൽ ടാങ്കുകൾ, ഫ്യൂഷൻ ബോണ്ടഡ് എപോക്സി കോട്ടിഡ് സ്റ്റീൽ ടാങ്കുകൾ, AWWA D103, EN ISO 28765, NFPA22 സ്റ്റാൻഡേർഡ് തുടങ്ങിയവ രൂപകൽപ്പന ചെയ്ത ബോൾട്ട്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ . ബീജിംഗ് യിംഗെരുയി എൻവയോൺമെന്റൽ ടെക്നോളജി കമ്പനി, ലിമിറ്റഡ് (YHR എന്നും അറിയപ്പെടുന്നു) 2005-ൽ സ്ഥാപിതമായി. ഇത് ഗവേഷണ-വികസന സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണ ഉപകരണങ്ങളുടെ ഉത്പാദനം, വിൽപ്പന, ബയോഗ്യാസ് പ്രോജക്റ്റ് ഇപിസി, ബയോഗ്യാസ് പ്രോജക്റ്റ് നിക്ഷേപം എന്നിവ കേന്ദ്രീകരിച്ചുള്ള ഒരു ദേശീയ ഹൈടെക് സംരംഭമാണ്. പ്രവർത്തനം. 2019 ഡിസംബറിൽ, YHR എൻ‌വയോൺ‌മെൻറും ഗ്വാങ്‌ഡോംഗ് ജുൻ‌ചെംഗ് ബയോടെക്നോളജി കോ ലിമിറ്റഡും ലയിപ്പിച്ച് ജുഞ്ചെൻ‌ഗെരുയി എൻ‌വയോൺ‌മെൻറൽ ടെക്നോളജി ഗ്രൂപ്പ് കോ. വെൻസിന്റെ അംഗ കമ്പനിയാണ് ജെസിഎച്ച്ആർ. കൃഷി, ഗ്രാമീണ മേഖല, കൃഷിക്കാർ എന്നിവ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ രംഗത്ത് ജെസിഎച്ച്ആർ മുൻപന്തിയിലാണ്. ബോൾട്ട്ഡ് സ്റ്റീൽ ടാങ്കുകളുടെയും സിലോസിന്റെയും വ്യവസായ നേതാവ് ഗ്ലാസ്-ഫ്യൂസ്ഡ്-ടു-സ്റ്റീൽ ടാങ്കുകളുടെയും ഫ്യൂഷൻ ബോണ്ടഡ് എപോക്സി കോട്ടുചെയ്ത സ്റ്റീൽ ടാങ്കുകളുടെയും ഏഷ്യയിലെ ആദ്യത്തെ ഏറ്റവും വലിയ നിർമ്മാതാവാണ് YHR. ഗ്ലാസ്-ഫ്യൂസ്ഡ്-ടു-സ്റ്റീൽ ടാങ്കുകൾക്കായി ചൈനീസ് സ്റ്റാൻഡേർഡ് ക്യുബി ടി 5379-2019 YHR തയ്യാറാക്കി. 60 രാജ്യങ്ങളിൽ YHR ടാങ്കുകൾ ഇൻസ്റ്റാൾ ചെയ്തു നിലവിൽ YHR 60 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ബോൾട്ട്ഡ് സ്റ്റീൽ ടാങ്കുകൾ വിതരണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, ഇതെല്ലാം ഞങ്ങളുടെ പ്രാദേശിക പങ്കാളികൾ ഒരുമിച്ച് സംഭാവന ചെയ്യുന്നു. ലോകം വലുതും ചെറുതുമാണ്. ആഗോള വിപണി വളരെ വലുതാണ്, പക്ഷേ ഞങ്ങളുടെ അടുത്ത സഹകരണത്തിലൂടെ നമുക്ക് ഇത് ചെറുതാക്കാം. സമ്പന്നമായ അനുഭവം, നൂതന ബിസിനസ്സ് ആശയങ്ങൾ, മികച്ച സ്വഭാവം എന്നിവയുള്ള ഉയർന്ന വിദ്യാഭ്യാസമുള്ളതും ഉയർന്ന യോഗ്യതയുള്ളതുമായ വരേണ്യവർഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രൊഫഷണൽ ടാലന്റ് പൂൾ YHR- ൽ ഉണ്ട്. 2019 അവസാനത്തോടെ, YHR- ൽ 2 EMBA- കൾ, 26 മാസ്റ്റേഴ്സ്, 60+ സീനിയർ എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ 318 ൽ അധികം ജീവനക്കാരുണ്ട്. ബോൾട്ട്ഡ് സ്റ്റീൽ ടാങ്കുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിർമ്മാതാവ് ഏഷ്യയിലെ ബോൾട്ട്ഡ് സ്റ്റീൽ ടാങ്കുകളുടെയും സിലോസിന്റെയും വ്യവസായ നേതാവെന്ന നിലയിൽ, ഗ്ലാസ്-ഫ്യൂസ്ഡ്-ടു-സ്റ്റീൽ ടാങ്കുകളുടെയും ഫ്യൂഷൻ ബോണ്ടഡ് എപോക്സി കോട്ടുചെയ്ത സ്റ്റീൽ ടാങ്കുകളുടെയും രണ്ട് ആധുനിക ഉൽ‌പാദന സ facilities കര്യങ്ങൾ വൈ‌എച്ച്‌ആറിനുണ്ട്. എല്ലാ ജില്ലകളിലും അഗതി പുനരധിവാസ കേന്ദ്രങ്ങൾ തുറക്കാൻ ആശ്രയ കൊട്ടാരക്കര: ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനത്തിന്‍റെയും നേതൃത്വത്തിൽ സംസ്ഥാനത്തു 14 ജില്ലകളിലും അഗതികൾക്കായി വിവിധ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടുകൂടി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ ആശ്രയയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു. സംസ്ഥാനത്തു ആത്മഹത്യാ പ്രവണത വർധിച്ചു വരുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ആത്മഹത്യക്കെതിരെയും മദ്യത്തിനും മയക്കുമരുന്നുകൾക്കും എതിരെയും ശക്തമായ ബോധവൽക്കരണം സംസ്ഥാന വ്യാപകമായി നടത്തുന്നതിനും യോഗം തീരുമാനിച്ചു. 2021 -22 വർഷത്തേക്കുള്ള ആശ്രയയുടെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്‍റ്- കെ. ശാന്തശിവൻ, വൈസ് പ്രസിഡന്‍റുമാർ എൽ. തങ്കച്ചൻ ഡി. രമണികുട്ടിയമ്മ, എസ്. വിജയകുമാരൻ പിള്ള, ജനറൽ സെക്രട്ടറി-കലയപുരം ജോസ്, സെക്രട്ടറിമാർ- കുളക്കട രാധാകൃഷ്ണൻ, സി. കെ. സെയ്ദ് മുഹമ്മദ്, ഇരിങ്ങൂർ യോഹന്നാൻ, ട്രഷറർ -യോഹന്നാൻ കോശി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- കെ. ജയകുമാർ, മുൻ എംപി തോമസ് കുതിരവട്ടം, സി.ജി.സാംകുട്ടി, ഡേവിഡ് ലൂക്കോസ്, സി.തങ്കച്ചൻ, എം. തങ്കച്ചൻ എന്നിവരാണ് പുതിയ ഭാരവാഹികൾ. കെ. ശാന്തശിവൻ അധ്യക്ഷത വഹിച്ചു. കൊല്ലം: പെരുമണ്‍ ദുരന്തത്തില്‍ 18 ജീവനുകള്‍ രക്ഷിച്ച ഇമ്മാനുവല്‍ അഷ്ടജലറാണി പ്രാര്‍ഥനാ കൂട്ടായ്മയുടെ ഡയറക്ടർ മാനു വില്ലേജ് ഓഫീസർക്ക് നേരേ വധശ്രമം; വ്യാപക പ്രതിഷേധം കുണ്ടറ: മൺട്രോത്തുരുത്ത് വില്ലേജ് ഓഫീസർ പ്രദീപിന് നേരേ മണ്ണ് -മണൽ മാഫിയകൾ നടത്തിയ വധശ്രമത്തിൽ എൻജിഒ യൂണിയൻ ജില് കൊല്ലം: ഗാര്‍ഹികപീഡന സ്ത്രീധനനിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിതാ-ശിശുവികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര, തീ കേരള ബാങ്ക് രൂപീകരണം സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് കൊല്ലം: പിണറായി സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചതാണ് പ്രാഥമിക സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് കടന്ന് ആക്രമിക്കു കൺസഷൻ: കെഎസ്ആർടിസി വിദ്യാർഥികളെ വലയ്ക്കുന്ന ുവെന്ന് കൊട്ടാരക്കര: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിൽ വിദ്യാർഥികൾക്ക് പുതുതായി കൺസഷൻ എടുക്കുന്ന നടപടികൾ ഇഴയുന് നരിക്കൽ വാഴവിള പാതയിൽ മാലിന്യം നിറയുന്നു പുനലൂർ: നരിക്കൽ വാഴവിള പാതയിൽ ഇരുവശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു കൊട്ടാരക്കര: ഇന്ത്യയിൽ കർഷകർ നടത്തിയ അതിജീവന പോരാട്ടത്തിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നത് സമര ചരിത്രത്തി ആദിച്ചനല്ലൂർ പിഎച്ച്സിയിൽ പ്രമേഹത്തിനുള്ള മരുന്ന് കിട്ടാനില്ല ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മൈലക്കാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ആവശ്യ അഞ്ചല്‍ സിപിഎം അഞ്ചല്‍ ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി പത്തടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മതേതരത്വത്തിന് വെല്ലുവി ഫോട്ടോഗ്രാഫേഴ്സ് അസോ. വാർഷിക സമ്മേളനം നടത്തി പത്തനാപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനാപുരം മേഖലയുടെ വാർഷിക സമ്മേളനം പത്തനാപുരം മംഗല്യ ഹാളിൽ നടന സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നാളെ കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും കോവി ഡാനന്തര ചികിൽസയെ സംബന പി.രാമഭദ്രൻ കരകൗശല വികസന കോർപറേഷൻ ചെയർമാൻ കൊല്ലം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.രാമഭദ്രനെ സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാനായി സർക്കാർ ചവറ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനം നടത്തുന്ന ഹരിത കർമ സേനാംഗങ്ങ ലത്തീൻ കത്തോലിക്കാ ദിനാഘോഷം ബിഷപ് ഉദ്ഘാടനം ചെയ്തു കൊല്ലം: കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ സംസ്ഥാനതലത്തിൽ നടത്തിയ ലത്തീൻ കത്തോലിക്കാ ദിനാഘോഷം കൊല്ലം ബിഷപ് ഡോ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കണം: മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസ കൊല്ലം: ചങ്ങനാശേരി അതിരൂപത മാതൃപിതൃവേദി കുടുംബ പ്രേഷിതവിഭാഗം കുടുംബവർഷം പ്രമാണിച്ചു നടത്തുന്ന തിരുകുടുംബ പേടക പ് വയോധികക്ക് മർദനം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിക്ക് മർദനമേറ്റ സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ടു സമർപ്പി പട്ടാഴി പന്തപ്ലാവ് പത്തനാപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷം പട്ടാഴി: പട്ടാഴി പന്തപ്ലാവ് പത്തനാപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്കൂൾ തുറന്നതോടെ ബസുകളില്ലാതെ വിദ്യാർഥ അഞ്ചല്‍: സിപിഎം അഞ്ചല്‍ ഏരിയ സമ്മേളനം ഇന്നും നാളെയുമായി നടക്കും. അഞ്ചല്‍ ജെജെ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൊല്ലം: നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വാട്ടർ മോട്ടോർ മോഷ്ടിച്ചയാളെ ശക്തികുളങ്ങര പോലീസ് പിടികൂടി. തേവലക്കര: ചവറ വൈസ് മെൻ ക്ലബിന്‍റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടന്നു. ചവറ പന്മന പുത്തൻ ചന്തയിൽ ക്ലബ് പ്രസിഡന് അമ്മയെ ആക്രമിച്ച മകൻ പോലീസ് കസ്റ്റഡിയിൽ കുണ്ടറ: അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ ആശുപത്രിമുക്ക് തെങ്ങുവിള വീട്ടിൽ കാരുണ്യത്തിന് മനസുള്ള വിദ്യാഭ്യാസമാണ് ആവശ്യം: മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പത്തനാപുരം കാരുണ്യത്തിന് മനസുള്ള വിദ്യാഭ്യാസ സമ്പ്രദായം ആണ് കാലഘട്ടത്തിന് ആവശ്യം എന്ന് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. കൊട്ടാരക്കര: വീട്ടുകാരറിയാതെ നാട് വിട്ട് കേരളത്തിലെത്തിയ യുവാവിനെ ലോക ഭിന്നശേഷി ദിനത്തിൽ കുടുംബാംഗങ്ങൾക്ക് തിരി ബസ് കാത്തിരിപ്പു കേന്ദ്രമില്ല: മഴയും വെയിലുമേറ്റ് യാത്രക്കാർ കൊട്ടാരക്കര: വെയിൽ കടുത്താലും മഴപെയ്താലും യാത്രക്കാർക്ക് ആശ്വാസമേകാൻ കൊട്ടാരക്കര കച്ചേരിമുക്കിൽ ബസ് കാത്തിരിപ്പ് ക കരുനാഗപ്പള്ളി ദേശീയപാത 66 ന്‍റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി തുടങ്ങി ചാത്തന്നൂർ: കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്, യുവമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ കുളത്തൂപ്പുഴ: ആർപിഎൽ എസ്റ്റേറ്റിൽ കാഷ്വൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടികുറച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ: മികച്ച നടനെ അനുമോദിച്ചു ചാത്തന്നൂർ: ആൾ കേരള ഷോർട്ട് ഫിലിം ആർട്ടിസ്റ്റ് സ് ആൻഡ് ടെക്‌നി‌ഷ്യൻസ് നടത്തിയ സംസ്ഥാന തല ഷോർട് ഫിലിം ഫെസ്റ്റിവലിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിക്കില്ല: വനിതാ കമ്മീഷന്‍ കൊല്ലം: പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലം: കേരള വനിതാ കമ്മിഷന്‍ സ്ത്രീസമത്വ മാധ്യമ പ്രവര്‍ത്തനത്തിനായുള്ള മാര്‍ഗരേഖയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ തോട്ടില്‍ മാലിന്യം നിക്ഷേപിച്ച് സാമൂഹ്യ വിരുദ്ധര്‍ അഞ്ചല്‍: പട്ടികജാതി കോളനിയടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ കുളിയ്ക്കാനും തുണി അലക്കുന്നതിനുമടക്കം ഉപയോഗിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. മുഖത്തല കുറുമണ്ണ ഇടയിൽ വീട്ടിൽ അനന്തു ക തീവ്രവാദത്തിന് ആളെ കൂട്ടി നൽകുന്ന നയമല്ല സിപിഎമ്മിന്‍റേതെന്ന് പുനലൂർ: ബിജെപി അടക്കമുള്ള വർഗീയ മത തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ആളെക്കൂട്ടി നൽകുന്ന നയമല്ല സി പി എമ്മിന്‍റേതെന്ന് സി ഡീസല്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് സബ്‌സിഡിയുമായി മത്സ്യഫെഡ് കൊല്ലം: മത്സ്യഫെഡിന്‍റെ ഡീസല്‍ ബങ്കില്‍ നിന്നും 100 ലിറ്ററില്‍ കൂടുതല്‍ ഡീസല്‍ നിറയ്ക്കുന്ന യാനങ്ങള്‍ക്ക് ഡീസലിന് ഒരു രൂ സമൂഹത്തിൽ ആശ്വാസകിരണമാകാൻ കഴിയുമ്പോഴാണ് മനുഷ്യജീവിതം സാർഥകമാകുന്നത്: ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ പത്തനാപുരം: പ്രയാസമനുഭവിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യത്തിന്‍റെ അനുഭവം പ്രദാനം ചെയ്യുവാൻ മനുഷ്യര്‍ക്ക് സാധിക്കണമെന് ലോക ഭിന്നശേഷി ദിനാചരണം ഇന്ന്: മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്തിന്‍റെ മാലാഖ കൂട്ടം ഒമ്പത് പേരെ നിയമിച്ചു ചാത്തന്നൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലാഖ കൂട്ടം പദ്ധതിയുടെ ഭാഗമായി 9 പേരെ നിയമിച്ചു. ജനറൽ ബിഎസ് സി നേഴ്സി വൈദ്യുതി ബോർഡ് ജീവനക്കാരനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി കൊല്ലം: കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. കരുനാഗപ്പളളി ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ അ തഴവ സെന്‍റ് ജോർജ് ദേവാലയത്തിൽ കൊടിമര കൂദാശ എട്ടിന് കരുനാഗപ്പള്ളി: തഴവ സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവലയത്തിലെ യൗസോ പിതാവിന്‍റെ വർഷ സമാപനവും കൊടിമര കൂദ എലിവേറ്റഡ് ബ്രിഡ്ജിനെതിരെ തുണി മതിൽ കെട്ടി പ്രതിഷേധിക്കും ചാത്തന്നൂർ: ദേശീയപാതാ വികസനം നടപ്പാക്കുമ്പോൾ ചാത്തന്നൂർ ജംഗ്ഷനിൽ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവ ഡിമോസ് ഷോറൂമുകളിൽ സോഫ ഫെസ്റ്റ് ഉദ്ഘാടനം ഇന്ന് കൊല്ലം: ഡിമോസ് ഫർണിച്ചറിന്‍റെ എല്ലാ ഷോറൂമുകളിലും സോഫ ഫെസ്റ്റ് ഉദ്ഘാടനം. കരുനാഗപ്പള്ളി പുത്തൻതെരുവ് ഷോറൂമിൽ ഇന്ന് വ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു ചവറ: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 13-ാ മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള ജില്ലാ സമ്മേളനം ചവറയിൽ 22 ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് പരവൂർ: ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജയപ്രകാശ് നാരായൺ സെന്‍റർ സംസ്ഥാന കമ്മിറ്റി ആവശ്യപ് അരലക്ഷത്തിൽ വീണുപോയില്ല; പോലീസിനെ ഏൽപ്പിച്ച് മാതൃകയായി സഹോദരങ്ങള്‍ അഞ്ചല്‍ മലയോര ഹൈവേയില്‍ പത്തടയില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സഹോദരങ്ങളായ നജീം, സാബു എന്നിവര്‍ക്ക് അ കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിയായ വയോധികക്ക് ക്രൂര മർദനം. കായംകുളം സ്വദേശിനി വാസന്തി (70)ക്കാണ് മർദനമേറ്റത് പ്രകൃതി ക്ഷോഭിച്ചു; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം കൊല്ലം: ഭൂമി എത്ര കുലുങ്ങിയാലും രക്ഷാപ്രവര്‍ത്തനത്തിന്‍റെ സുരക്ഷയൊരുക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അടിയന്തര പ് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; 4 പേർക്ക് പരിക്കേറ്റു ചവറ: ദേശീയ പാതയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം വ ബൈക്കിൽ മദ്യക്കച്ചവടം നടത്തിയ ആൾ എക്‌സൈസ് പിടിയിൽ കരുനാഗപ്പള്ളി: ബൈക്കിൽ കറങ്ങിനടന്നു മദ്യക്കച്ചവടം നടത്തിവന്ന ആളിനെ പതിനാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും ഇ കൊല്ലം: പെരുമണ്‍ ദുരന്തത്തില്‍ 18 ജീവനുകള്‍ രക്ഷിച്ച ഇമ്മാനുവല്‍ അഷ്ടജലറാണി പ്രാര്‍ഥനാ കൂട്ടായ്മയുടെ ഡയറക്ടർ മാനു വില്ലേജ് ഓഫീസർക്ക് നേരേ വധശ്രമം; വ്യാപക പ്രതിഷേധം കുണ്ടറ: മൺട്രോത്തുരുത്ത് വില്ലേജ് ഓഫീസർ പ്രദീപിന് നേരേ മണ്ണ് -മണൽ മാഫിയകൾ നടത്തിയ വധശ്രമത്തിൽ എൻജിഒ യൂണിയൻ ജില് കൊല്ലം: ഗാര്‍ഹികപീഡന സ്ത്രീധനനിരോധന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ വനിതാ-ശിശുവികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര, തീ കേരള ബാങ്ക് രൂപീകരണം സഹകരണ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് കൊല്ലം: പിണറായി സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചതാണ് പ്രാഥമിക സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്ക് കടന്ന് ആക്രമിക്കു കൺസഷൻ: കെഎസ്ആർടിസി വിദ്യാർഥികളെ വലയ്ക്കുന്ന ുവെന്ന് കൊട്ടാരക്കര: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിൽ വിദ്യാർഥികൾക്ക് പുതുതായി കൺസഷൻ എടുക്കുന്ന നടപടികൾ ഇഴയുന് നരിക്കൽ വാഴവിള പാതയിൽ മാലിന്യം നിറയുന്നു പുനലൂർ: നരിക്കൽ വാഴവിള പാതയിൽ ഇരുവശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു കൊട്ടാരക്കര: ഇന്ത്യയിൽ കർഷകർ നടത്തിയ അതിജീവന പോരാട്ടത്തിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വന്നത് സമര ചരിത്രത്തി ആദിച്ചനല്ലൂർ പിഎച്ച്സിയിൽ പ്രമേഹത്തിനുള്ള മരുന്ന് കിട്ടാനില്ല ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ മൈലക്കാട് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ആവശ്യ അഞ്ചല്‍ സിപിഎം അഞ്ചല്‍ ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി പത്തടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മതേതരത്വത്തിന് വെല്ലുവി ഫോട്ടോഗ്രാഫേഴ്സ് അസോ. വാർഷിക സമ്മേളനം നടത്തി പത്തനാപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനാപുരം മേഖലയുടെ വാർഷിക സമ്മേളനം പത്തനാപുരം മംഗല്യ ഹാളിൽ നടന സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നാളെ കൊട്ടാരക്കര: വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും കോവി ഡാനന്തര ചികിൽസയെ സംബന പി.രാമഭദ്രൻ കരകൗശല വികസന കോർപറേഷൻ ചെയർമാൻ കൊല്ലം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.രാമഭദ്രനെ സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാനായി സർക്കാർ ചവറ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനം നടത്തുന്ന ഹരിത കർമ സേനാംഗങ്ങ ലത്തീൻ കത്തോലിക്കാ ദിനാഘോഷം ബിഷപ് ഉദ്ഘാടനം ചെയ്തു കൊല്ലം: കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസോസിയേഷൻ സംസ്ഥാനതലത്തിൽ നടത്തിയ ലത്തീൻ കത്തോലിക്കാ ദിനാഘോഷം കൊല്ലം ബിഷപ് ഡോ ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കണം: മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക തുല്യത ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മൃഗസ കൊല്ലം: ചങ്ങനാശേരി അതിരൂപത മാതൃപിതൃവേദി കുടുംബ പ്രേഷിതവിഭാഗം കുടുംബവർഷം പ്രമാണിച്ചു നടത്തുന്ന തിരുകുടുംബ പേടക പ് വയോധികക്ക് മർദനം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിക്ക് മർദനമേറ്റ സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ടു സമർപ്പി പട്ടാഴി പന്തപ്ലാവ് പത്തനാപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷം പട്ടാഴി: പട്ടാഴി പന്തപ്ലാവ് പത്തനാപുരം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്കൂൾ തുറന്നതോടെ ബസുകളില്ലാതെ വിദ്യാർഥ അഞ്ചല്‍: സിപിഎം അഞ്ചല്‍ ഏരിയ സമ്മേളനം ഇന്നും നാളെയുമായി നടക്കും. അഞ്ചല്‍ ജെജെ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൊല്ലം: നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും വാട്ടർ മോട്ടോർ മോഷ്ടിച്ചയാളെ ശക്തികുളങ്ങര പോലീസ് പിടികൂടി. തേവലക്കര: ചവറ വൈസ് മെൻ ക്ലബിന്‍റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടന്നു. ചവറ പന്മന പുത്തൻ ചന്തയിൽ ക്ലബ് പ്രസിഡന് അമ്മയെ ആക്രമിച്ച മകൻ പോലീസ് കസ്റ്റഡിയിൽ കുണ്ടറ: അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ ആശുപത്രിമുക്ക് തെങ്ങുവിള വീട്ടിൽ കാരുണ്യത്തിന് മനസുള്ള വിദ്യാഭ്യാസമാണ് ആവശ്യം: മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പത്തനാപുരം കാരുണ്യത്തിന് മനസുള്ള വിദ്യാഭ്യാസ സമ്പ്രദായം ആണ് കാലഘട്ടത്തിന് ആവശ്യം എന്ന് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. കൊട്ടാരക്കര: വീട്ടുകാരറിയാതെ നാട് വിട്ട് കേരളത്തിലെത്തിയ യുവാവിനെ ലോക ഭിന്നശേഷി ദിനത്തിൽ കുടുംബാംഗങ്ങൾക്ക് തിരി ബസ് കാത്തിരിപ്പു കേന്ദ്രമില്ല: മഴയും വെയിലുമേറ്റ് യാത്രക്കാർ കൊട്ടാരക്കര: വെയിൽ കടുത്താലും മഴപെയ്താലും യാത്രക്കാർക്ക് ആശ്വാസമേകാൻ കൊട്ടാരക്കര കച്ചേരിമുക്കിൽ ബസ് കാത്തിരിപ്പ് ക കരുനാഗപ്പള്ളി ദേശീയപാത 66 ന്‍റെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി തുടങ്ങി ചാത്തന്നൂർ: കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്, യുവമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ കുളത്തൂപ്പുഴ: ആർപിഎൽ എസ്റ്റേറ്റിൽ കാഷ്വൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടികുറച്ച മാനേജ്മെന്‍റ് നടപടിയിൽ പ്രതിഷ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ: മികച്ച നടനെ അനുമോദിച്ചു ചാത്തന്നൂർ: ആൾ കേരള ഷോർട്ട് ഫിലിം ആർട്ടിസ്റ്റ് സ് ആൻഡ് ടെക്‌നി‌ഷ്യൻസ് നടത്തിയ സംസ്ഥാന തല ഷോർട് ഫിലിം ഫെസ്റ്റിവലിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിഗണിക്കില്ല: വനിതാ കമ്മീഷന്‍ കൊല്ലം: പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയ പരാതികള്‍ ജില്ലാതല അദാലത്തുകളില്‍ പരിഗണിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലം: കേരള വനിതാ കമ്മിഷന്‍ സ്ത്രീസമത്വ മാധ്യമ പ്രവര്‍ത്തനത്തിനായുള്ള മാര്‍ഗരേഖയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ തോട്ടില്‍ മാലിന്യം നിക്ഷേപിച്ച് സാമൂഹ്യ വിരുദ്ധര്‍ അഞ്ചല്‍: പട്ടികജാതി കോളനിയടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ കുളിയ്ക്കാനും തുണി അലക്കുന്നതിനുമടക്കം ഉപയോഗിച്ചിരുന്ന യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ കൊല്ലം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. മുഖത്തല കുറുമണ്ണ ഇടയിൽ വീട്ടിൽ അനന്തു ക തീവ്രവാദത്തിന് ആളെ കൂട്ടി നൽകുന്ന നയമല്ല സിപിഎമ്മിന്‍റേതെന്ന് പുനലൂർ: ബിജെപി അടക്കമുള്ള വർഗീയ മത തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് ആളെക്കൂട്ടി നൽകുന്ന നയമല്ല സി പി എമ്മിന്‍റേതെന്ന് സി ഡീസല്‍ ബങ്കില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് സബ്‌സിഡിയുമായി മത്സ്യഫെഡ് കൊല്ലം: മത്സ്യഫെഡിന്‍റെ ഡീസല്‍ ബങ്കില്‍ നിന്നും 100 ലിറ്ററില്‍ കൂടുതല്‍ ഡീസല്‍ നിറയ്ക്കുന്ന യാനങ്ങള്‍ക്ക് ഡീസലിന് ഒരു രൂ സമൂഹത്തിൽ ആശ്വാസകിരണമാകാൻ കഴിയുമ്പോഴാണ് മനുഷ്യജീവിതം സാർഥകമാകുന്നത്: ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ പത്തനാപുരം: പ്രയാസമനുഭവിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യത്തിന്‍റെ അനുഭവം പ്രദാനം ചെയ്യുവാൻ മനുഷ്യര്‍ക്ക് സാധിക്കണമെന് ലോക ഭിന്നശേഷി ദിനാചരണം ഇന്ന്: മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും ജില്ലാ പഞ്ചായത്തിന്‍റെ മാലാഖ കൂട്ടം ഒമ്പത് പേരെ നിയമിച്ചു ചാത്തന്നൂർ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലാഖ കൂട്ടം പദ്ധതിയുടെ ഭാഗമായി 9 പേരെ നിയമിച്ചു. ജനറൽ ബിഎസ് സി നേഴ്സി വൈദ്യുതി ബോർഡ് ജീവനക്കാരനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി കൊല്ലം: കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. കരുനാഗപ്പളളി ആദിനാട് വില്ലേജിൽ പുന്നക്കുളം മുറിയിൽ അ തഴവ സെന്‍റ് ജോർജ് ദേവാലയത്തിൽ കൊടിമര കൂദാശ എട്ടിന് കരുനാഗപ്പള്ളി: തഴവ സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദേവലയത്തിലെ യൗസോ പിതാവിന്‍റെ വർഷ സമാപനവും കൊടിമര കൂദ എലിവേറ്റഡ് ബ്രിഡ്ജിനെതിരെ തുണി മതിൽ കെട്ടി പ്രതിഷേധിക്കും ചാത്തന്നൂർ: ദേശീയപാതാ വികസനം നടപ്പാക്കുമ്പോൾ ചാത്തന്നൂർ ജംഗ്ഷനിൽ എലിവേറ്റഡ് ബ്രിഡ്ജ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവ ഡിമോസ് ഷോറൂമുകളിൽ സോഫ ഫെസ്റ്റ് ഉദ്ഘാടനം ഇന്ന് കൊല്ലം: ഡിമോസ് ഫർണിച്ചറിന്‍റെ എല്ലാ ഷോറൂമുകളിലും സോഫ ഫെസ്റ്റ് ഉദ്ഘാടനം. കരുനാഗപ്പള്ളി പുത്തൻതെരുവ് ഷോറൂമിൽ ഇന്ന് വ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു ചവറ: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 13-ാ മത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുളള ജില്ലാ സമ്മേളനം ചവറയിൽ 22 ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് പരവൂർ: ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജയപ്രകാശ് നാരായൺ സെന്‍റർ സംസ്ഥാന കമ്മിറ്റി ആവശ്യപ് അരലക്ഷത്തിൽ വീണുപോയില്ല; പോലീസിനെ ഏൽപ്പിച്ച് മാതൃകയായി സഹോദരങ്ങള്‍ അഞ്ചല്‍ മലയോര ഹൈവേയില്‍ പത്തടയില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സഹോദരങ്ങളായ നജീം, സാബു എന്നിവര്‍ക്ക് അ കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിയായ വയോധികക്ക് ക്രൂര മർദനം. കായംകുളം സ്വദേശിനി വാസന്തി (70)ക്കാണ് മർദനമേറ്റത് പ്രകൃതി ക്ഷോഭിച്ചു; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം കൊല്ലം: ഭൂമി എത്ര കുലുങ്ങിയാലും രക്ഷാപ്രവര്‍ത്തനത്തിന്‍റെ സുരക്ഷയൊരുക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അടിയന്തര പ് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; 4 പേർക്ക് പരിക്കേറ്റു ചവറ: ദേശീയ പാതയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം വ ബൈക്കിൽ മദ്യക്കച്ചവടം നടത്തിയ ആൾ എക്‌സൈസ് പിടിയിൽ കരുനാഗപ്പള്ളി: ബൈക്കിൽ കറങ്ങിനടന്നു മദ്യക്കച്ചവടം നടത്തിവന്ന ആളിനെ പതിനാല് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും ഇ ചിറാപുഞ്ചിയിൽ റോഡുകൾ കുറവാണ്: ജയസൂര്യക്ക് മന്ത്രി റിയാസിന്‍റെ മറുപടി യുപിയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: ട്വന്‍റി- 20 മത്സരങ്ങൾ മാറ്റിവച്ചു ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു ചിറാപുഞ്ചിയിൽ റോഡുകൾ കുറവാണ്: ജയസൂര്യക്ക് മന്ത്രി റിയാസിന്‍റെ മറുപടി യുപിയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം: ട്വന്‍റി- 20 മത്സരങ്ങൾ മാറ്റിവച്ചു ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram കുറ്റിക്കുരുമുളക് മാതൃസസ്യങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് നൽകി Pathanamthitta ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ Alappuzha കെ-റെയിൽ: പേരൂരിൽ പന്തംകൊളുത്തി പ്രകടനം Kottayam കത്തിച്ച മെഴുകുതിരികളുമായി ജൂണിയർ ഡോക്ടർമാരുടെ റാലി Thrissur മണ്ണാർക്കാട് നഗരസഭയിലെ ഉദ്യോഗസ്ഥർ കൈക്കൂലിക്കാരെന്നു സിപിഎം Palakkad ആർഎസ്എസ് കാര്യാലയത്തിനുനേരേ പെട്രോൾ ബോംബേറ് Malappuram ഹമ്പുകള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ Kozhikode ചികിത്സയിൽ വീഴ്ച്ച: ഡോക്ടർക്ക് ശന്പളം പോയി Wayanad അധ്യാപകരുടെ സ്ഥലംമാറ്റം: ഡയറക്ടറുടെ ഉത്തരവ് ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് കെപിഎസ്ടിഎ Kasaragod ജില്ലാ അത്‌ലറ്റിക് മീറ്റ്: അയ്യങ്കാളി സ്പോർട്സ് സ്കൂൾ ഒന്നാമത് Thiruvananthapuram കുറ്റിക്കുരുമുളക് മാതൃസസ്യങ്ങൾ കുടുംബശ്രീ അംഗങ്ങൾക്ക് നൽകി Pathanamthitta ടിഡി മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ Alappuzha കെ-റെയിൽ: പേരൂരിൽ പന്തംകൊളുത്തി പ്രകടനം Kottayam കത്തിച്ച മെഴുകുതിരികളുമായി ജൂണിയർ ഡോക്ടർമാരുടെ റാലി Thrissur മണ്ണാർക്കാട് നഗരസഭയിലെ ഉദ്യോഗസ്ഥർ കൈക്കൂലിക്കാരെന്നു സിപിഎം Palakkad ആർഎസ്എസ് കാര്യാലയത്തിനുനേരേ പെട്രോൾ ബോംബേറ് Malappuram ഹമ്പുകള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ Kozhikode ചികിത്സയിൽ വീഴ്ച്ച: ഡോക്ടർക്ക് ശന്പളം പോയി Wayanad അധ്യാപകരുടെ സ്ഥലംമാറ്റം: ഡയറക്ടറുടെ ഉത്തരവ് ജില്ലയില്‍ നടപ്പാക്കുന്നില്ലെന്ന് കെപിഎസ്ടിഎ Kasaragod 4malayalees ഓഫീസില്‍ പോകാന്‍ മുതിര്‍ന്നവര്‍ക്ക് മാസ്‌ക് വേണ്ട; കിന്‍ഡര്‍ഗാര്‍ടണിലും, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ മാസ്‌ക് വേണം; ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷം, വിശദീകരിച്ച് മന്ത്രി World ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍ Indian ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം നടക്കുന്ന കാണ്‍പൂര്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ മുന്‍കൈ എടുത്ത് ഐപിഎസ് ഓഫീസറും അഭിനന്ദിച്ച് സോഷ്യല്‍മീഡിയ Indian ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് കോടതി ആഴ്ചയിലൊരുക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി Indian കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം Kerala പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു പ്രതികള്‍ ഒളിവില്‍ 1 GBP=0 INR 1 USD=0 INR 1 AED=0 INR 1 SAR=0 INR 1 QAR=0 INR 1 KWD=0 INR 1 OMR=0 INR 1 BHD=0 INR 1 AUD=0 INR 1 CAD=0 INR ഓഫീസില്‍ പോകാന്‍ മുതിര്‍ന്നവര്‍ക്ക് മാസ്‌ക് വേണ്ട; കിന്‍ഡര്‍ഗാര്‍ടണിലും, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ മാസ്‌ക് വേണം; ന്യൂ സൗത്ത് വെയില്‍സിലെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷം, വിശദീകരിച്ച് മന്ത്രി ന്യൂ സൗത്ത് വെയില്‍സില്‍ ക്ലാസുകളില്‍ മടങ്ങിയെത്തിയ കിന്‍ഡര്‍ഗാര്‍ടണ്‍, ഇയര്‍ 1 വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് ധരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം. തിങ്കളാഴ്ച മുതലാണ് ഈ പ്രായവിഭാഗങ്ങളിലും, ഇയര്‍ 12ലും പെട്ട വിദ്യാര്‍ത്ഥികളാണ് ആദ്യമായി ക്ലാസുകളില്‍ തിരിച്ചെത്തിയത്. ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഇത് ശക്തമായി ഉപദേശിക്കുന്നുവെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. ഇതേ സമയം ഓഫീസുകളില്‍ മടങ്ങിയെത്തുന്ന മുതിര്‍ന്നവര്‍ക്ക് മാസ്‌ക് ഒഴിവാക്കിയെന്നതാണ് വിരോധാഭാസം. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ശക്തമാണ്. ഓഫീസുകളില്‍ നിന്നും മാസ്‌ക് ഒഴിവാക്കുമ്പോള്‍ ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് ഇത് ശക്തമായി നിര്‍ദ്ദേശിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നതാണ് ചോദ്യം. അതേസമയം മാസ്‌ക് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്നതാണെന്നും, അത് താല്‍ക്കാലികമാണെന്നും എഡ്യുക്കേഷന്‍ മന്ത്രി സാറാ മിച്ചല്‍ വിശദീകരിച്ചു. ചെറിയ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ മാസ്‌ക് ഇവര്‍ക്ക് അധിക സുരക്ഷ നല്‍കുമെന്ന് മിച്ചല്‍ ചൂണ്ടിക്കാണിച്ചു. റീജ്യണല്‍ സ്‌കൂളുകള്‍ ഈ നിബന്ധനകള്‍ പാലിച്ച് ഏതാനും ആഴ്ചകളായി തിരിച്ചെത്തിയിട്ട്. അവിടെ കാര്യങ്ങള്‍ മികച്ച നിലയിലാണ്. കുട്ടികള്‍ ധരിക്കാം, ധരിക്കാതിരിക്കാം, അത്തരം ഉപദേശങ്ങള്‍ ആരോഗ്യ വിദഗ്ധരുടേതാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 25ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മടങ്ങിയെത്തുമ്പോള്‍ ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. നിലവില്‍ സ്‌കൂളുകളില്‍ ലെവല്‍ 3 വിലക്കുകളാണ് പ്രാബല്യത്തിലുള്ളത്. ഇത് ലെവല്‍ 2വിലേക്ക് മാറുമ്പോള്‍ മാസ്‌ക് നിബന്ധനയും ഒഴിവാകുമെന്ന് മിച്ചല്‍ വ്യക്തമാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കവും, കടുപ്പമേറിയ കാലാവസ്ഥയും തുടരുന്നു; രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ്; ഹണ്ടര്‍ നദിയുടെ സമീപത്തുള്ള ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം; ജാഗ്രത സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മാര്‍ക്ക് മക്‌ഗോവന്‍; ഡബിള്‍ ഡോസ് വാക്‌സിനും, കോവിഡ് ടെസ്റ്റും, 12 ദിവസം ക്വാറന്റൈനും താങ്ങാന്‍ കഴിയാത്ത ജോലിഭാരം, മത്സരക്ഷമതയില്ലാത്ത ശമ്പളവും; സമരത്തിന് ഒരുങ്ങി ന്യൂ സൗത്ത് വെയില്‍സിലെ ആയിരക്കണക്കിന് അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും; ഡിസംബര്‍ 7ന് പണിമുടക്കും ഒമിക്രോണ്‍ വേരിയന്റ് വ്യാപനം; യാത്രാ നിരോധനവും, പുതിയ ക്വാറന്റൈന്‍ നിയമങ്ങളുമായി പ്രതികരിച്ച് ഓസ്‌ട്രേലിയ; 9 രാജ്യങ്ങളില്‍ പോയി മടങ്ങിയവര്‍ക്ക് ക്വാറന്റൈന്‍; എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളില്‍ ജാഗ്രത വിക്ടോറിയയില്‍ വാക്‌സിനേഷന്‍ സമയപരിധി അവസാനിച്ചു; നിയമം അനുസരിക്കാതെ 1 മില്ല്യണ്‍ ജോലിക്കാര്‍; വാക്‌സിനെടുക്കാത്തവര്‍ പുറത്താക്കല്‍ നേരിടേണ്ടി വരും; അത്‌ലറ്റുകളും, അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരുടെയും ഭാവി എന്ത്? ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്ത് മൂന്നാഴ്ചയോളം ചൈനീസ് ചാര കപ്പലിന്റെ സാന്നിധ്യം ആശങ്കയുണ്ടെന്നും നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി കോവിഡ് പ്രതിസന്ധി ഏറ്റവും ബാധിച്ചത് കുടിയേറ്റക്കാരെ ആഹാരത്തിനും താമസത്തിനും വരെ പലരും ബുദ്ധിമുട്ടി 83 ശതമാനം കുടിയേറ്റക്കാരും അടിയന്തര ആവശ്യത്തിന് എമര്‍ജന്‍സി റിലീഫിനെ ആശ്രയിച്ചതായി റിപ്പോര്‍ട്ട് മതത്തിന്റെ പേരില്‍ വിവേചനം അരുത്; വിവാദ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; വിവേചനം നിയമപരമായ അവകാശമായി മാറുമെന്ന് വിമര്‍ശനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; നീക്കത്തെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി; കോവാക്‌സിന്‍ ഉപയോഗിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികളില്‍ തിരിച്ചെത്താം കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍ പിസിആര്‍ ടെസ്റ്റ് നടത്തുക ഫലം നെഗറ്റീവെങ്കില്‍ സ്‌കൂളില്‍ വരാം, മറിച്ചെങ്കില്‍ വീട്ടില്‍ ഐസൊലേഷന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ നിയമങ്ങള്‍ നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതല്‍ ആഴ്ചയില്‍ 15 വിമാനങ്ങള്‍ യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ് കൊറോണ വൈറസ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ബ്രിട്ടണെ ഞെട്ടിച്ചുകൊണ്ട് പുതിയ വാര്‍ത്ത; ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19; 71 കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം; വിറങ്ങലിച്ച് ബ്രിട്ടണ്‍ യുകെ മലയാളി അഹങ്കാരത്തില്‍ കൊറോണ പരിശോധനയ്ക്ക് വഴങ്ങിയില്ല; താന്‍ യുകെയില്‍ കൊറോണ ടെസ്റ്റ് ചെയ്തതിലും വലുതല്ല ഇന്ത്യയെന്ന ദരിദ്രരാജ്യത്തെ ടെസ്‌റ്റെന്ന് ആക്രോശം; രോഗമുണ്ടെന്ന് സംശയിക്കുന്ന ആള്‍ കാറില്‍ കറങ്ങി; ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനുഭവം ഓസ്‌ട്രേലിയക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഉടന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുക; ഇല്ലെങ്കില്‍ കൊറോണ ഭീഷണിയില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്; തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന World ഒരു വര്‍ഷത്തിനിടെ ഒരു അസുഖവുമില്ലാത്തയാള്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ സൗജന്യ സേവനം ആഘോഷിച്ചയാള്‍ ഒടുവില്‍ പിടിയില്‍ Indian ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം നടക്കുന്ന കാണ്‍പൂര്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ മുന്‍കൈ എടുത്ത് ഐപിഎസ് ഓഫീസറും അഭിനന്ദിച്ച് സോഷ്യല്‍മീഡിയ Indian ഒമ്പത് വര്‍ഷം മുന്‍പ് ദത്തുനല്‍കിയ കുട്ടിയെ തിരികെ വേണമെന്ന അമ്മയുടെ ആവശ്യം നിരാകരിച്ച് കോടതി ആഴ്ചയിലൊരുക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതി Indian കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി കര്‍ണാടകം Kerala പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു പ്രതികള്‍ ഒളിവില്‍ 1 GBP=0 INR 1 USD=0 INR 1 AED=0 INR 1 SAR=0 INR 1 QAR=0 INR 1 KWD=0 INR 1 OMR=0 INR 1 BHD=0 INR 1 AUD=0 INR 1 CAD=0 INR സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ചിക്കാഗോ :അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2022 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം മത്സരിക്കുന്നു . അമേരിക്കന്‍ മലയാളികളുടെ സംഘടനാചരിത്രത്തില്‍ ഒരു തിലകക്കുറിയായി മാറിയ സംഘടനയാണ് ഫോമ .തുടക്കം മുതല്‍ മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോമയുടെ നേതൃത്വ നിരയിലേക്ക് വരുവാന്‍ ഫോമ അംഗങ്ങളുടെയും മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ടാവണമെന്ന് സണ്ണി വള്ളിക്കളം അഭ്യര്‍ത്ഥിച്ചു ലോകത്തു തന്നെ പ്രവര്‍ത്തന നൈപുണ്യം കൊണ്ട് ശ്രദ്ധേയമായ ബാലജന സഖ്യത്തിലൂടെയാണ് സണ്ണി വള്ളിക്കളം തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത് .തുടര്‍ന്ന് കാമ്പസ് രാഷ്ട്രീയത്തിലൂടെ വളരുകയും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു .ജന്മനാടായ ചങ്ങനാശേരിയില്‍ കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുതല്‍ക്കൂട്ടുമായാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയത് . ചിക്കാഗോ മലയാളി അസ്സോസിയേഷനിലൂടെയാണ് അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത് .നാലുവര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു .പിന്നീട് വൈസ് പ്രസിഡന്റായി വാശിയേറിയ തെരഞ്ഞെടുപ്പില്‍ സംഘടനയുടെ പ്രസിഡന്റുമായി . ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായി തുടരുന്ന സണ്ണി വള്ളിക്കളം നാഷണല്‍ കമ്മിറ്റി മെമ്പര്‍ ,റീജിയണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ചു .2018 ല്‍ ചിക്കാഗോയില്‍ നടന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് സംഘടനാപാടവത്തിന്റെ മുതല്‍ക്കൂട്ടായി മാറി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ രണ്ട് ടേം പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കാഗോയിലെ പൊതു രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായ സണ്ണി വള്ളിക്കളം തന്റെ കഴിവുകള്‍ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കുവാനാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് അറിയിച്ചു. ഫോമയുടെ തുടക്കം മുതല്‍ തുടരുന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ് സഹജീവികളെ സഹായിക്കുക എന്നത് .മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആര്യോഗ്യം, പാര്‍പ്പിടം എന്നീ പ്രവര്‍ത്തനങ്ങളിലാണ് ഫോമ ശ്രദ്ധ വയ്ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തും കോവിഡ് കാലത്തും ഫോമ കേരളത്തിനു നല്‍കിയ പരിരക്ഷ വീടുകളായും, ആരോഗ്യ സംരക്ഷണമായും മുന്നോട്ടു പോകുമ്പോള്‍ അതിന്റെ ഒരു കണ്ണിയായി നില്‍ക്കുക എന്നതാണ് ആഗ്രഹം. ഇതൊരു നിയോഗമായി കണക്കാക്കുന്നു. എല്ലാ സുഹൃത്തുക്കളുടേയും പിന്തുണമാത്രമല്ല കൂടെ നിന്ന് പ്രവര്‍ത്തിക്കുവാനും എല്ലാവരുടെയും സഹകരണങ്ങള്‍ സണ്ണി വള്ളിക്കളം അറിയിച്ചു. ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട അഭ്യൂദയകാംക്ഷികള്‍, സുഹൃത്തുക്കള്‍, ഫോമയുടെ മുന്‍കാല നേതാക്കള്‍ തുടങ്ങിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. തന്നില്‍ ഏല്‍പ്പിക്കുന്ന വിശ്വാസത്തിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും .അദ്ദേഹം ഉറപ്പു നല്‍കി. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ടെക്‌നിക്കല്‍ കോണ്‍ഫറന്‍സും സ്റ്റാര്‍ട്ട്അപ് കമ്പനി സമ്മിറ്റും നടത്തുന്നു ന്യൂ ജേഴ്‌സിയില്‍ താങ്ക്‌സ് ഗിവിങ്ങ് ആഘോഷങ്ങള്‍ അവിസ്മരണീയമായി തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു തങ്കു ബ്രദര്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ശുശ്രൂഷിക്കുന്നു പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്നു സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി മാര്‍ ജേക്കബ് അങ്ങാടിയത്തുമായി കൂടിക്കാഴ്ച നടത്തി ഓര്‍ലാന്‍ഡോയില്‍ അരങ്ങേറിയ കൂട്ടുകുടുംബം നാടകം വന്‍വിജയം, ആദരമേറ്റുവാങ്ങി പൗലോസ് കുയിലാടന്‍ മീന ഒരുക്കുന്ന ശാന്തമായ നേതൃത്വ പരിശീലനം അറ്റ്‌ലാന്റ അരീന ഡാന്‍സ് ഡാന്‍സ് 2021 ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ 14ന് ലൈവ് ആയി നടത്തും ഓര്‍മ്മ മേഗാ ഇവന്റ് വമ്പിച്ചവിജയം. കോവിഡിനെ നിഷ്പ്രഭമാക്കിയ വന്‍ ജനപങ്കാളിത്തം മയക്കുമരുന്ന് കേസില്‍ തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ചതിനെതിരെ തമിഴ് നടി സോണിയ ഇന്ത്യ-യുകെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു, ജനുവരി 8 മുതല്‍ ആഴ്ചയില്‍ 15 വിമാനങ്ങള്‍ യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ് കൊറോണ വൈറസ് കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ബ്രിട്ടണെ ഞെട്ടിച്ചുകൊണ്ട് പുതിയ വാര്‍ത്ത; ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19; 71 കാരനായ ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം; വിറങ്ങലിച്ച് ബ്രിട്ടണ്‍ യുകെ മലയാളി അഹങ്കാരത്തില്‍ കൊറോണ പരിശോധനയ്ക്ക് വഴങ്ങിയില്ല; താന്‍ യുകെയില്‍ കൊറോണ ടെസ്റ്റ് ചെയ്തതിലും വലുതല്ല ഇന്ത്യയെന്ന ദരിദ്രരാജ്യത്തെ ടെസ്‌റ്റെന്ന് ആക്രോശം; രോഗമുണ്ടെന്ന് സംശയിക്കുന്ന ആള്‍ കാറില്‍ കറങ്ങി; ഒരു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അനുഭവം ഓസ്‌ട്രേലിയക്കാര്‍ വിദേശങ്ങളില്‍ നിന്ന് ഉടന്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുക; ഇല്ലെങ്കില്‍ കൊറോണ ഭീഷണിയില്‍ വിമാനങ്ങള്‍ റദ്ദാക്കുകയും അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ്; തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ഐസൊലേഷന്‍ യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി കാനഡയിലേക്ക് ഒരൊറ്റ വിദേശിക്കും പ്രവേശനമില്ല; കൊറോണയെ പിടിച്ച് കെട്ടാന്‍ കര്‍ക്കശനീക്കവുമായി ട്ര്യൂഡ്യൂ; കനേഡിയന്‍ പൗരന്‍മാര്‍, പിആറുകള്‍ എന്നിവര്‍ക്കൊപ്പം യുഎസുകാര്‍ക്കും ഇളവ്; കാനഡയിലേക്കുള്ള വിമാനം കയറുന്നതിന് മുമ്പ് കര്‍ക്കശമായ ആരോഗ്യ പരിശോധന ‘മോഹൻലാലിന് ഒപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത്‌ നായികമാർ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ – POCKET CREATIONS ‘മോഹൻലാലിന് ഒപ്പം ജിമ്മിൽ വർക്ക്ഔട്ട് ചെയ്‌ത്‌ നായികമാർ, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ ഫിറ്റ്‌നെസിന്റെ കാര്യത്തിൽ യാതൊരു മടിയും കാണിക്കുന്ന ഒരാളല്ല നടൻ മോഹൻലാൽ. പലപ്പോഴും തടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം വന്നപ്പോഴും പലർക്കും അറിയാവുന്ന ഒരു സത്യമാണ് അങ്ങനെയൊക്കെയാണെകിലും മോഹൻലാലിനെ പോലെ ഫിറ്റുനെസ് പല യുവനടന്മാർക്ക് പോലുമില്ലായെന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഹൻലാൽ തടിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുത്തു തുടങ്ങിയിരുന്നു. കൃത്യമായ വ്യായാമവും ജിമ്മിലെ വർക്ക്ഔട്ടും ചെയ്താണ് മോഹൻലാൽ ഇപ്പോൾ ഫിറ്റുനെസ് കാത്തുസൂക്ഷിക്കുന്നത്. മോഹൻലാലിൽ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ധാരാളം വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ അടുത്തിടെ പോലും പ്രിയദർശനുമായി ഒന്നിക്കുന്ന ബോക്സർ എന്ന സിനിമയ്ക്ക് വേണ്ടി ബോക്സിങ് വർക്ക്ഔട്ട് ചെയ്യുന്ന താരത്തിന്റെ വീഡിയോ. ഇപ്പോഴിതാ അതിന് പിന്നാലെ മോഹൻലാലിൻറെ മറ്റൊരു വീഡിയോ ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വീഡിയോയിൽ മോഹൻലാൽ മാത്രമല്ല മലയാളത്തിലെ ഒരു യുവനടിയും തെലുങ്ക് നടിയും അദ്ദേഹത്തിന് വർക്ക്ഔട്ട് ചെയ്യുന്നത് കാണാം. ഹണി റോസും തെലുങ്ക് സൂപ്പർസ്റ്റാർ മോഹൻ ബാബുവിന്റെ മകൾ നടി ലക്ഷ്മിയുമാണ് വീഡിയോയിലുള്ള നടിമാർ. ഹണി റോസും ലാലേട്ടനും വർക്ക്ഔട്ട് ചെയ്യുന്നത് ഷൂട്ട് ചെയ്തത് ലക്ഷ്മിയാണ്. വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് മലയാള നടൻ സുദേവ് നായരാണ്. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. മൂവരും ആ സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് ബ്രേക്കിന്റെ സമയത്ത് വർക്ക്ഔട്ട് ചെയ്യാൻ താരങ്ങൾ സമയം കണ്ടെത്തിയത്. ‘ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി രസ്ന പവിത്രൻ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ ‘പോയസ് ഗാർഡനിൽ ആഡംബര വീട് വാങ്ങി നയൻ‌താര, വിവാഹശേഷം താമസം മാറും?’ – ഏറ്റെടുത്ത് ആരാധകർ ‘ഈയാംപാറ്റ വിവാദങ്ങൾക്ക് സ്ഥാനമില്ല, വിമർശകരുടെ വായടപ്പിച്ച് മോഹൻലാൽ..’ – ഏറ്റെടുത്ത് ആരാധകർ ‘മീനാക്ഷിയും സംഗീതയും വീണ്ടും സംയുക്തയ്ക്ക് ജന്മദിനം ആശംസിച്ച് ഗീതു മോഹൻദാസ്..’ – ഫോട്ടോസ് കാണാം ‘മധുര പതിനേഴിന്റെ നിറവിൽ അനിഖ സുരേന്ദ്രൻ, ജന്മദിനം ആഘോഷമാക്കി താരം..’ – വീഡിയോ കാണാം NEWER POST‘സിനിമ താരങ്ങൾക്ക് എന്തും ആകാം, പാവം ബ്ലോഗർമാർ ചെയ്താൽ നിയമവിരുദ്ധം..’ – പ്രതികരിച്ച് ഇ ബുൾ ജെറ്റ് എനിക്കൊപ്പം നിൽക്കാൻ അദ്ദേഹം എല്ലാം ത്യജിച്ചു: പ്രണയം തുറന്ന് പറഞ്ഞ് അമല പോള്‍ എനിക്കൊപ്പം നിൽക്കാൻ അദ്ദേഹം എല്ലാം ത്യജിച്ചു: പ്രണയം തുറന്ന് പറഞ്ഞ് അമല പോള്‍ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നടി അമല പോള്‍. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് തുറന്നുപറഞ്ഞ് അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങൾ പ്രണയത്തിലാണെന്നും അമല പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കുവച്ചത്. അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത് ഇതാണ് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനവും അതിന് നല്‍കണം. ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടുപോകുക, വേറൊനന്നിനേയും കുറിച്ച് ആലോചിക്കരുത്’ എന്നാണ്, എന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഞാന്‍ ഒരു സിനിമയെ നോക്കിക്കാണുന്ന രീതിക്കും അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്. ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇൻഡസ്ട്രിയിൽ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്-അമല പോള്‍ പറയുന്നു. 2014 ജൂണ്‍ 12നായിരുന്നു അമലപോളിന്റെയും വിജയുടെ വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി | അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത; 14 മുതൽ കേരളത്തിൽ ശക്തമായ മഴ | എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു | കെ.ആർ.ഗൗരിയമ്മ അന്തരിച്ചു | മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ | കോവിഡ് വ്യാപനം: ബാറുകളും മദ്യവിൽപനശാലകളും ഇന്ന് രാത്രി മുതൽ അടയ്ക്കും | യുട്യൂബ് കണ്ടന്റിന് നികുതി വരുന്നു | വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും | കെജിഎഫ് 2 ടീസർ ഔദ്യോഗികമായി പുറത്തിറക്കി | അനിൽ പനച്ചൂരാൻ അന്തരിച്ചു ഇനി ഗൂഗിൾ സേർച്ച് വഴിയും മൊബൈൽ റീചാർജ് ചെയ്യാം മൊബൈലിൽ ഏത് പ്ലാൻ റീചാർജ് ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഇപ്പോൾ ഗൂഗിൾ സേർച്ചിന്റെ സഹായം തേടാം. നിലവിൽ നിരവധി റീച്ചാർജ് സർവീസുകൾ ഉണ്ടെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗൂഗിളിന്റെ റീചാർജ് സേർച്ച്. ഇതിനായി ആദ്യം തന്നെ ഗൂഗിൾ മൊബൈൽ ആപ്ലികേഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കൾ ‘പ്രീപെയ്ഡ് മൊബൈൽ റീചാർജ്’ എന്ന് സേർച്ച് ചെയ്താൽ എല്ലാ ഓഫർ വിവരങ്ങളും കാണിക്കും. കൂടാതെ വിവിധ ടെലികോം കമ്പനികളുടെ പ്ലാനുകൾ കൃത്യമായി തന്നെ ഗൂഗിളിൽ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിനാൽ പെട്ടെന്ന് തന്നെ ഡിസ്കൗണ്ടുകൾ താരതമ്യം ചെയ്യാൻ സാധിക്കും. കൂടാതെ മൊബൈൽ വോലറ്റുകൾ വഴി റീചാർജ് ചെയ്യുകയോ അല്ലെങ്കിൽ ഇഷ്ടാനുസരണം പേയ്‌മെന്റ് സേവനം നടത്തുകയോ ചെയ്യാനാകുമെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലുണ്ട്. എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ, ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കളിൽ നിന്നുള്ള പ്ലാൻ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു. സിം റീച്ചാർജ് എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്ക് ആയി തന്നെ താഴെ നിങ്ങളുടെ മൊബൈൽ നമ്പർ, ഏത് നെറ്റ്‌വർക്ക് ആണ്, കൂടാതെ നിങ്ങൾക്ക് നിലവിൽ ലഭ്യമാകുന്ന പ്ലാനുകൾ എന്നിവ ലഭ്യമാകും. ലിസ്റ്റ് ചെയ്തതിൽ നിന്ന് ഒരു പ്ലാന്‍ തിരഞ്ഞെടുത്താൽ പെയ്മെന്റ് നടത്താൽ മോബി വിക്ക്, ഫ്രീ ചാർജ്, ഗൂഗിൾ പേ, പേടിഎം എന്നിവയിലേക്ക് പോകാം. കൂടാതെ ഏത് ആപ്ലിക്കേഷനിലാണ് കൂടുതൽ ക്യാഷ് ബാക്ക് ലഭിക്കുന്നതെന്ന കാര്യവും ഗൂഗിൾ പറഞ്ഞുതരും. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കുറയുന്നു; ആശങ്കയായി മരണ സംഖ്യ നിരത്തുകളില്‍ കൂട്ടം കൂടരുതെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഞായറാഴ്ച ലോക്ക്ഡൗണ്‍ ഇല്ല. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,155 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217 സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഭയപ്പെടുത്തേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ചർച്ചകൾ തുടർന്നു വരികയാണെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നിലവിൽ ഡബ്ലുഐപിആർ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി നിലവിൽ എയർപോർട്ടുകളില്‍ വിവിധ ലാബുകൾ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനാ നിരക്ക് പുതുക്കി. നിലവിൽ എയർപോർട്ടുകളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598 30,196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 181 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല കർഫ്യൂ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് WhatsApp: വാട്സ്ആപ്പിൽ വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ വരുന്നു; പുതിയ സവിശേഷതയെ കുറിച്ച് അറിയാം ഈ സവിശേഷത ഒരു ഓപ്ഷനായാകും ലഭ്യമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നത് കഴിഞ്ഞ ദിവസമാണ്, ഇപ്പോഴിതാ, കമ്പനി വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ Gujarat Chief Minister Bhupendra Patel ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി BJP തിരഞ്ഞെടുത്തു ‘ബിഷപ് ഒരു വിരൽ മുസ്‌ലിങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിന് നേരെയും ചൂണ്ടപ്പെടുന്നു’: സക്കറിയ മുസ്‌ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? പാല അഫ്ഗാന്‍ ‍ സ്ത്രീകള്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കി അഫ്ഗാൻ. താലിബാന്‍ ഭരണകൂടം പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. അഫ്ഗാന്‍ ചാനലുകള്‍ക്ക് നല്‍കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എട്ട് പ്രധാന നിര്‍ദേശങ്ങളാണ് ഉള്ളത്. ഇസ്‌ലാമിക നിയമത്തിനും അഫ്ഗാന്‍ മൂല്യങ്ങള്‍ക്കും എതിരായ സിനിമകള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം കുറ്റകരമാണ്. പുരുഷന്‍മാര്‍ അവരുടെ ശരീര ഭാഗങ്ങള്‍ തുറന്നു പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചു. മതത്തെ നിന്ദിക്കുന്നതും അഫ്ഗാന്‍ സംസ്‌കാരത്തിന് എതിരായതുമായ കോമഡി, വിനോദ പരിപാടികളും നിരോധിച്ചു. വിദേശ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്നത് ചാനല്‍ പരിപാടികളെ സാരമായി ബാധിക്കുമെന്നും ചാനലുകള്‍ പൂട്ടിപ്പോവുന്ന അവസ്ഥ ഉണ്ടാവുമെന്നും ചാനൽ ഉടമകൾ പറഞ്ഞു. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 291 പേര്‍ക്ക്; 745… കേരള–തമിഴ്‌നാട് ബസ് സർവീസുകൾക്ക് തമിഴ്നാടിന്റെ അനുമതി;… വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് 2021-ല്‍ ഇന്ത്യയിലേക്ക്; വിസ്മയമായി എലോണ്‍ മസ്‌ക്ക് എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് ടെക്‌നോളജീസ് സ്റ്റാര്‍ലിങ്ക് എന്ന സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് സ്‌പേസ് എക്‌സ് അഭ്യര്‍ത്ഥിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ കഴിഞ്ഞദിവസം കണ്‍സള്‍ട്ടേഷനു വേണ്ടി ശുപാര്‍ശകള്‍ ക്ഷണിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്‌പേസ് എക്‌സ് ഇതില്‍ പങ്കെടുത്തു. അവരുടെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍, 2021 ഓടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ആരംഭിക്കും. പുതിയ സാങ്കേതികവിദ്യകളും ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും വേഗത്തില്‍ വിന്യസിക്കാന്‍ ട്രായും സര്‍ക്കാര്‍ ഏജന്‍സികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സാറ്റലൈറ്റ് സേവനനയങ്ങള്‍ ഭേദഗതി ചെയ്താല്‍, സ്റ്റാര്‍ലിങ്ക് 'ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കും. 4,400 അടി ഉയരത്തിലുള്ള ജിയോസ്‌റ്റേഷണറി ഭ്രമണപഥത്തില്‍ (എന്‍ജിഎസ്ഒ) നിര്‍ത്തിയിരിക്കുന്ന ഉപഗ്രഹകൂട്ടമാണ് സ്റ്റാര്‍ലിങ്ക്. ഇത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റിനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ റിസീവറുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ഈ ഇന്റര്‍നെറ്റ് കുറഞ്ഞ ലേറ്റന്‍സിയും ഉയര്‍ന്ന വേഗതയുമുള്ളതാണ്.സാധാരണ ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡിനേക്കാള്‍ ചെലവ് കുറവാണിതിന്. ഏകദേശം 16 മാസത്തിനുള്ളില്‍ സ്‌പേസ് എക്‌സ് ഈ ഉപഗ്രഹവിക്ഷേപണം പൂര്‍ത്തിയാക്കും. അതോടെ ലോകം മുഴുവന്‍ വില കുറഞ്ഞ ഇന്റര്‍നെറ്റ് സേവനം നല്‍കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് 2021 ന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് തയ്യാറെടുക്കുന്നത്. സ്‌പെയ്‌സ് എക്‌സ് ട്രായ്ക്ക് നല്‍കിയ ശുപാര്‍ശ ഇങ്ങനെ: സാറ്റലൈറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ സ്‌പേസ് എക്‌സ് സര്‍ക്കാരിനോട് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. നെക്സ്റ്റ് ജനറേഷന്‍ സാറ്റലൈറ്റ് സേവനമാണ് ഇതില്‍ മുഖ്യം. ന്യൂട്രല്‍ ബ്രോഡ്ബാന്‍ഡ് പ്രോത്സാഹിപ്പിക്കുക; സാറ്റലൈറ്റ് യൂസര്‍ ടെര്‍മിനലുകളെ പിന്തുണയ്ക്കുക, ലൈസന്‍സിംഗ് ഉപകരണങ്ങള്‍ വിപുലീകരിക്കുക; സ്‌പെക്ട്രം വിഭവങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുക, ഉയര്‍ന്ന ഫ്രീക്വന്‍സി ബാന്‍ഡുകള്‍ നവീകരിക്കുക എന്നിവയാണ് അവരുടെ പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവ ഉപയോക്താക്കള്‍ക്ക് കൈമാറുമ്പോള്‍ ഫീസ്, നികുതികള്‍, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഭാരം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ബ്രോഡ്ബാന്‍ഡിന് നല്ല വില നല്‍കണം. ഇതിനെയാണ് സ്‌പേസ് എക്‌സ് മറികടക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌പേസ് എക്‌സിന്റെ നിര്‍ദ്ദേശത്തോട് ട്രായ് മുഖം കറുപ്പിക്കുമോയെന്നു കണ്ടറിയണം. അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇപ്പോഴത്തെ ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രായ് ശ്രമിക്കുന്നുണ്ടെന്നതു സത്യമാണ്. വയര്‍ലെസ്, വയര്‍ഡ് കണക്ഷനുകള്‍ക്കായി വിപണിയിലെ വിവിധ കമ്പനികളില്‍ നിന്ന് അവര്‍ പിന്തുണ തേടുകയും ചെയ്യുന്നു. ഈ നിലയ്ക്ക് സാറ്റലൈറ്റ് ആശയവിനിമയമാണ് നല്ലതെന്നു ട്രായ് കരുതുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ നയം മാറ്റുന്നതിനായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) കഴിഞ്ഞ മാസം ഒരു കരട് തയ്യാറാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ അവലോകനം ചെയ്യുകയും നടപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യുന്നു. ഇതില്‍ ചിലത് വിദേശ കമ്പനികളെ ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുന്നു. ഇതാണ് സ്‌പേസ് എക്‌സിനു നേരെ ട്രായ് മുഖം കറുപ്പിക്കാനുള്ള ഒരു കാരണം. ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയം ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് ഇസ്‌റോ നല്‍കിയ കരടിലുള്ളത്. ഈ ഡ്രാഫ്റ്റ് ഇന്ത്യയില്‍ അധിഷ്ഠിതമല്ലാത്ത സ്‌പേസ് എക്‌സ് പോലുള്ള കമ്പനികള്‍ക്ക് പ്രശ്‌നമാകും. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സേവനങ്ങള്‍ യുഎസില്‍ ലഭ്യമാണെങ്കിലും അവ അവിടെ മാത്രമായാല്‍ ലാഭമുണ്ടാക്കാനാവില്ല. ഇന്ത്യയെ പോലെയുള്ള വലിയ പ്രദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. അതാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സ്‌പേസ് എക്‌സ് മുന്‍കൈയെടുക്കുന്നത്. ട്രായി എതിര്‍ക്കുന്നു. പക്ഷേ എത്രനാള്‍? വരാന്‍ പോകുന്ന ഇന്റര്‍നെറ്റ് വിപ്ലവത്തിനു മുന്നില്‍ ട്രായിക്കും പിടിച്ചു നില്‍ക്കാനാകുമോ? കണ്ടറിയാം! Anthropogenic mass ഭൂമിയിലെ 1900 മുതലുള്ള മനുഷ്യ നിര്‍മ്മിതികളുടെ പിണ്ഡം എത്ര കണക്ക് ഇങ്ങനെ.! Black Hole ക്ഷീരപഥത്തിനു സമീപം ഭീമാകാരമായ ബ്ലാക്ക്‌ഹോള്‍ കണ്ടെത്തി Anil Menon നാസയുടെ പുതിയ പത്ത് ആസ്ട്രനോട്ടുകളിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും സൗരയൂഥത്തിന് പുറത്ത് 'ഏറ്റവും കുഞ്ഞന്‍ പുതിയ വിസ്മകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം Mystery in Moon ചന്ദ്രനിലെ ആ നിഗൂഢ വസ്തു എന്ത്? അമ്പരപ്പോടെ ശാസ്ത്രലോകം.! Vinayakan ഇങ്ക്വിലാബ് സിന്ദാബാദ് മുഷ്ടി ചുരുട്ടി ഏറ്റുവിളിച്ച് വിനായകന്‍; വിജയാഘോഷ വീഡിയോ വൈറല്‍ Army Helicopter crash കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും Army Helicopter crash 8 വര്‍ഷം, രാജ്യത്ത് തകര്‍ന്നത് ആറ് റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറുകള്‍ Rohit Sharma തലമുറമാറ്റമല്ല തല' മാറ്റം, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രോഹിത് യുഗം Farmers Protest കർഷക സമരം അവസാനിക്കുന്നതിൽ അന്തിമ പ്രഖ്യാപനം നാളെ;ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് കർഷക സംഘടന Komaki 250 കിമീ റേഞ്ചുള്ള ഒരു ഇലക്ട്രിക് ക്രൂയിസര്‍ ബൈക്ക്! bipin rawat കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്' Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? Home news മംഗളൂറുവിൽ സ്വർണ്ണ വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് നാലംഗ സംഘം കാറിൽ രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു മംഗളൂറുവിൽ സ്വർണ്ണ വ്യാപാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് നാലംഗ സംഘം കാറിൽ രക്ഷപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു മംഗളുരു മംഗളൂറുവിൽ സ്വർണ്ണ വ്യാപാരിയുടെ കയ്യിൽ നിന്നും പണമടങ്ങിയ ബാഗ് നാലംഗ സംഘം തട്ടിപ്പറിച്ച് കാറിൽ രക്ഷപ്പെട്ടു. തൊക്കോട്ടെ സ്വർണ്ണ വ്യപാരിയായ അഹമ്മദിനെന്റെ കയ്യിൽ നിന്നുമാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഉരുക്കിയ സ്വർണവും പണവുമായി മംഗളൂരുവിലെ ഭവന്തി സ്ട്രീറ്റിലൂടെ നടന്നുപോകുന്നതിനിടെ നാലംഗസംഘത്തിലെ ഒരാൾ ഇയാളുടെ അടുത്തേക്ക് വരികയും പണം തട്ടിപ്പറിച്ചു ഓടുകയുമായിരുന്നു. പിടിച്ചുപറിക്കാരന്റെ പിറകെ കുറച്ചു ദൂരം ഓടിയെങ്കിലും സമീപം പാർക്ക് ചെയ്തിരുന്ന നമ്പർ പ്ളേറ്റില്ലാത്ത നീല കാറിൽ കയറി നാലു പേരും രക്ഷപ്പെടുകയായിരുന്നുവത്രെ. സമീപത്തെ കടയുടെ സി സി ടി വി യിൽ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ ആദ്യ ശബ്ദമായിരുന്നു മാനുഷി. 1985-ൽ സാറാ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നാണ് മാനുഷി എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തുതർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപ്പിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളിലൂടെയായിരുന്നു മാനുഷിയെ കേരളത്തിന്റെ പൊതു സമൂഹം ശ്രദ്ധിച്ച് തുടങ്ങിയത്. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു. പട്ടാമ്പി ഗവ. കോളേജിലെ അധ്യാപികയായിരുന്ന സാറാ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും അധ്യാപികമാരും വിദ്യാർത്ഥിനികളുമാണ് സംഘടനക്ക് രൂപം കൊടുത്തത്. നക്‌സലൈറ്റ് വിഭാഗമായിരുന്ന സി ആർ സി സി പി ഐ എം എല്ലും യുവജനവിഭാഗമായിരുന്ന കേരളീയ യുവജനവേദിയും മാനുഷി രൂപീകരണത്തിലും ആദ്യകാല പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു. തൃശൂർ ജില്ലയിലെ മായന്നൂരിൽ സ്വത്തു തർക്കത്തിന്റെ പേരിൽ ഊരുവിലക്ക് കൽപിക്കപ്പെട്ട ബാലാമണിയുടെ വിഷയത്തിലിടപെട്ട് നടത്തിയ പോരാട്ടങ്ങളായിരുന്നു മാനുഷി ആദ്യമിടപെട്ട സംഭവമെന്നു പറയാം. തുടർന്ന് തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലെ നിരവധി സ്ത്രീപീഡന സംഭവങ്ങളിലും സ്ത്രീകൾ നേരിടുന്ന പൊതുവിഷയങ്ങളിലും മാനുഷി സജീവമായി ഇടപെട്ടു. തങ്കമണിയിൽ പോലീസ് നടത്തിയ കൂട്ടബലാൽസംഗ വിഷയം ഒരു ഉദാഹരണം. മറുവശത്ത് തെരുവു നാടകം പോലുള്ള ആവിഷ്‌കാരങ്ങളും ആശയ പ്രചരണത്തിനായി ഉപയോഗിച്ചു. തൃശൂരിലെ ലാലൂർ മലിനീകരണ വിരുദ്ധ സമരത്തിലും മറ്റും സംഘടന സജീവമായിയിരുന്നു. അതേസമയം സംഘടനക്കകത്ത് അഭിപ്രായ ഭിന്നതകളും രൂപമെടുത്തു. സ്വതന്ത്ര സ്ത്രീസംഘടന എന്ന ആശയം തത്വത്തിലംഗീകരിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ അതുൾക്കൊള്ളാൻ പല എം എൽ പ്രവർത്തകർക്കും സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പല ആശയ സമരങ്ങളുമുണ്ടായി. ഗ്രോ യൂനിയന്റെ നേതൃത്വത്തിലും എം എൽ വിഭാഗങ്ങളുടെ സജീവ പിന്തുണയിലും നടന്നിരുന്ന മാവൂർ സമരത്തിൽ മാനുഷി അമിതമായ താൽപ്പര്യം കാണിച്ചതിൽ പല പ്രവർത്തകർക്കും എതിർപ്പുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഭിന്നതകൾ മൂർഛിച്ചതോടെ പാർട്ടിയുമായി ബന്ധമില്ലാതിരുന്നവർ സാറാ ജോസഫിന്റെ നേതൃത്വത്തിൽ തന്നെ മാനവി എന്ന സംഘടന രൂപീകരിച്ചു. ഇരു സംഘടനകളും കുറേക്കാലം കൂടി സജീവമായി രംഗത്തുണ്ടായിരുന്നു. കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ നീലേശ്വരം: ബളാൽ പഞ്ചായത്ത് പരിധിയിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബളാൽ സ്വദേശി കരുണാകരനെതിരെയാണ് (49) വെള്ളരിക്കുണ്ട് പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുക്കുകയായിരുന്നു. എസ്.ഐ റെജി കുമാറാണ് കേസ് അന്വേഷിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണ പദ്ധതി 2021ന്റെ ഭാഗമായാണ് അങ്കണവാടികൾക്ക് ശിശുസൗഹൃദ പച്ചക്കറിതോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയിൽ താല്പര്യം വളർത്തുന്നതിനും ജൈവ കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാർഡ് മെമ്പർമാരായ സുമ ബാബു ,അജിത, പ്രസീത ബാബു അങ്കണവാടി അദ്ധ്യാപകരായ ഷിംല ലീന, ഷൈന എന്നിവർ സന്നിഹിതരായിരുന്നു. മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ 'കിരീടമില്ലാത്ത രാജാക്കന്മാർ ഒമർ അബ്ദുള്ള പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) പുതിയ കൊറോണ വൈറസിന്റെ കൊടുങ്കാറ്റിൽ ഇന്ത്യ നടുങ്ങി: പ്രധാനമന്ത്രി മോദി പുതിയ കൊറോണ വൈറസിന്റെ കൊടുങ്കാറ്റിൽ ഇന്ത്യ നടുങ്ങി: പ്രധാനമന്ത്രി മോദി കോവിഡ് -19 വാക്സിനുകൾ എടുത്ത് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനങ്ങളോട് ആവശ്യപ്പെട്ടു. അണുബാധയുടെ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ കേസുകളുടെ എണ്ണം 349,691 ആയി ഉയർന്നു. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലും രാജ്യത്തുടനീളമുള്ള ആശുപത്രികളും മെഡിക്കൽ ഓക്സിജനും കിടക്കകളും തീർന്നതിനാല്‍ രോഗികളെ പിന്തിരിപ്പിക്കുകയാണ്. “ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിന് ശേഷമാണ് ഞങ്ങളുടെ ആത്മവിശ്വാസം ഉയർന്നത്, എന്നാൽ ഈ കൊടുങ്കാറ്റ് രാജ്യത്തെ പിടിച്ചുകുലുക്കി,” മോഡി തന്റെ റേഡിയോ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ കേസുകൾ പ്രതിദിനം 10,000 ത്തിൽ താഴെയാകുകയും ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ കെട്ടിപ്പടുക്കാൻ പദ്ധതിയിട്ടിട്ടില്ലാതിരിക്കുകയും ചെയ്ത സമയത്താണ് മോദിയുടെ സർക്കാർ തങ്ങളുടെ കാവൽക്കാരെ മത രാഷ്ട്രീയ സമ്മേളനങ്ങള്‍ നടത്താനനുവദിച്ചത്. അതാണ് കോവിഡ്-19 ഇത്രയും മാരകമാകാന്‍ കാരണമെന്ന വിമര്‍ശനങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. രോഗികളെ അകത്തേക്ക് കയറ്റണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചതിനാൽ ആളുകൾ ആശുപത്രികൾക്ക് പുറത്ത് സ്ട്രെച്ചറുകളും ഓക്സിജൻ സിലിണ്ടറുകളും ക്രമീകരിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. “എല്ലാ ദിവസവും, ഇതേ അവസ്ഥയാണ്, ഞങ്ങൾക്ക് രണ്ട് മണിക്കൂറിനുള്ള ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂ, അധികാരികളിൽ നിന്ന് ഉറപ്പ് മാത്രമേ ലഭിക്കുന്നുള്ളൂ,” ഒരു ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു. കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നതിനാൽ മെയ് 3 വരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. “കൊറോണ വൈറസുമായി ഞങ്ങൾക്ക് നേരിടേണ്ടി വരുന്ന അവസാന ആയുധമാണ് ലോക്ക്ഡൗണ്‍. കേസുകൾ വളരെ വേഗം ഉയരുന്ന സാഹചര്യത്തിൽ ഞങ്ങൾക്ക് ഈ ആയുധം ഉപയോഗിക്കേണ്ടിവന്നു,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തിൽ മാത്രം, ദിവസേനയുള്ള കേസുകൾ എട്ട് തവണയും മരണങ്ങൾ 10 മടങ്ങ് വർദ്ധിച്ചു. മരണസംഖ്യ ഒരുപക്ഷേ കൂടുതലാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സെൻട്രൽ ലണ്ടനില്‍ ലോക്ക്ഡൗൺ വിരുദ്ധ പ്രക്ഷോഭകർ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രകടനം നടത്തി ഓക്സിജന്‍ പ്ലാന്റുകള്‍ പണിയാന്‍ മോദിയുടെ കൈയ്യില്‍ നിന്ന് കാശു വാങ്ങി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന കെജ്രിവാള്‍; ഏത് ദുരന്തം വന്നാലും ബക്കറ്റെടുത്ത് തെണ്ടുന്ന കേരള സര്‍ക്കാര്‍; അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സാധാരണക്കാരുടെ വിശ്വാസത്തിന്റെ പാലമായി പ്രവർത്തിക്കുക; പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി മോദി ന്യൂഡല്‍ഹി: ബി.ജെ.പി പ്രവർത്തകരോട് ജനങ്ങളിലേക്ക് എത്താനും സാധാരണക്കാരുടെ വിശ്വാസത്തിന്റെ പാലമായി പ്രവർത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആവശ്യപ്പെട്ടു. എൻഡിഎംസി കൺവെൻഷൻ Sep 20, 2021 ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ 0 ഇടവകയുടെ പതിനഞ്ചാം വാർഷികത്തിൽ രൂപതാദ്ധ്യക്ഷനെ ആദരിച്ചു ഷിക്കാഗോ: സെപ്റ്റംബർ 19 ഞായറാഴ്ച്ച രാവിലെ 9:45 ന്, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിന്റെ പതിനഞ്ചാം ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി Jun 20, 2021 ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ) 0 ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കൊച്ചി: എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് മലപ്പുറം: കുട്ടിക്കാലത്ത് റീമ ഷാജി എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍ ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) ഇത്തിരി നേരത്തേക്കുള്ള ഒരു ചിരിയിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്കം നിയന്ത്രിക്കുന്ന മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെ ഭാഗമാണ്. അതുപോലെ ചിരി, സാമൂഹിക ഇടപെടലുകളിൽ അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കാനും, സംഭാഷണങ്ങൾക്ക് വൈകാരിക പശ്ചാത്തലം നൽകാനും സഹായിക്കുന്നു. ചിലപ്പോൾ ഒരു ഗ്രൂപ്പിൻ്റെ ഭാഗമാകുന്നതിനുള്ള ഒരു സിഗ്നലായി ചിരി ഉപയോഗിക്കുന്നു. ഇത് മറ്റുള്ളവരുമായുള്ള സ്വീകാര്യതയെയും നല്ല ഇടപെടലിനെയും സൂചിപ്പിക്കുന്നു. ചിരി ചിലപ്പോൾ Nov 27, 2021 ജെയിംസ് കുരീക്കാട്ടില്‍ 1 വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍) “അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ Nov 27, 2021 രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ ഓ 0 തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക് ഫിലഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി പുതിയ കോവിഡ് വേരിയന്റ് പടരുന്നത് തടയാൻ ന്യൂയോർക്ക് ഗവര്‍ണ്ണര്‍ ‘ദുരന്ത അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു ന്യൂയോര്‍ക്ക്: പുതിയ COVID-19 അണുബാധകളുടെയും ആശുപത്രിവാസങ്ങളുടെയും വർദ്ധനവും, കൊറോണ വൈറസിന്റെ പുതുതായി തിരിച്ചറിഞ്ഞ ഒമിക്‌റോൺ വകഭേദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാനും സംസ്ഥാനത്ത് ന്യൂയോർക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍, പ്രാദേശിക ഭരണത്തിലെ പല ‘കിരീടമില്ലാത്ത’ രാജാക്കന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന് മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം: ജാവേദ് അക്തറും നസിറുദ്ദീൻ ഷായും ഉൾപ്പെടെ 400 ‘മതേതര ഇന്ത്യക്കാർ’ എതിര്‍പ്പ് പ്രകടിപ്പിച്ചു ന്യൂഡൽഹി: മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം കൊണ്ടുവരണമെന്ന ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) ആവശ്യത്തിനെതിരെ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസത്തെ പരമ്പരയ്ക്ക് മുന്നോടിയായി സിഎസ്എയും ബിസിസിഐയും ബന്ധപ്പെട്ടു; ഇന്ത്യ എ പര്യടനം തുടരും തങ്ങളുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ COVID-19 സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വികസനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിക്കുമെന്നും ക്രിക്കറ്റ് ടോക്കിയോ ഒളിമ്പിക്‌സ് താരം രവി ദാഹിയക്ക് ഡൽഹി സർക്കാർ രണ്ട് കോടി രൂപ സമ്മാനം നൽകി ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രവി ദാഹിയയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച രണ്ട് കോടി രൂപയുടെ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ ഇന്ത്യയുടെ വിഭജനകാലത്ത് അടക്കം ഈ മനോഭാവം കണ്ടുവെന്നും അതിന് ഉദാഹരണമാണ് കേരളത്തില്‍ നടന്ന മാപ്പിള ലഹള എന്നാണ് റാം മാധവ് പറഞ്ഞത്. ചരിത്രം മറന്നാല്‍ അത് ആവര്‍ത്തിക്കപ്പെടും. കേരളത്തിലെന്നല്ല ഇന്ത്യയില്‍ എവിടെയും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ വിഭജിക്കുന്നതിലെത്തിച്ച കലാപത്തിന്റെ തുടക്കമാണ് 1921ല്‍ കേരളത്തില്‍ നടന്നത്. ഇതേ മനോഭാവമുള്ളവരാണ് അപ്പോള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് റാം മാധവ് പറഞ്ഞു. താലിബാന്‍ സംഘടനയല്ല മറിച്ച് ഒരു മനോഭാവമാണെന്നും ഇതിന് ഏറ്റവും കൂടുതല്‍ ഇരയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സര്‍ക്കാര്‍ മലബാര്‍ കലാപത്തെ വെള്ളപൂളി ആഘോഷിക്കുകയാണ്. സ്റ്റാലിനും ഇത് തന്നെയാണ് ചെയ്തത് എന്നും ഇത് കമ്യൂണിസ്റ്റുകാരുടെ ജീനില്‍ ഉള്ളതാണെന്നും റാം മാധവ് പറഞ്ഞു. ഒരു പ്രസ്താവനയോ ഐക്യദാര്‍ഡ്യമോ 'അമ്മ' പുറപ്പെടുവിച്ചില്ല, സൂപ്പര്‍താര പദവിക്ക് അര്‍ഹനായ പൃഥ്വിരാജിനെതിരെ അജണ്ടയുണ്ടോ കുറിപ്പ് ഒരു പ്രസ്താവനയോ ഐക്യദാര്‍ഡ്യമോ 'അമ്മ' പുറപ്പെടുവിച്ചില്ല, സൂപ്പര്‍താര പദവിക്ക് അര്‍ഹനായ പൃഥ്വിരാജിനെതിരെ അജണ്ടയുണ്ടോ കുറിപ്പ് സൂപ്പര്‍താര പദവിക്ക് അര്‍ഹനായ പൃഥ്വിരാജിനെതിരെ അജണ്ടയുണ്ടോ, കുറിപ്പ് ലക്ഷദ്വീപ് ജനതയെ അനുകൂലിച്ചതിന് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യക്തിഹത്യയും സൈബര്‍ ആക്രമമവും നേരിട്ട പൃഥ്വിരാജ് സുകുമാരന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ താരസംഘടന അമ്മ തയ്യാറായില്ലെന്ന് വിമര്‍ശനം. അടുത്ത സൂപ്പര്‍താരപദവിയ്ക്ക് എന്തുകൊണ്ടും അര്‍ഹനായ പൃഥ്വിയെ വിവാദച്ചൂളയിലേയ്ക്ക് നയിക്കുന്നതില്‍ പ്രത്യേകം അജണ്ട വല്ലതുമുണ്ടോ? എന്നും സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ രാജേഷ് കുമാര്‍ എന്ന സിനിമാ പ്രേമി ചോദിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയതിന് പൃഥ്വിരാജിന്റെ പിതാവ് സുകുമാരനും താരംസഘടനയില്‍ നിന്ന് ഒറ്റപ്പെടല്‍ നേരിട്ടെന്നും കുറിപ്പ്. നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലികാ സുകുമാരന്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെതിരായ വ്യക്തിഹത്യയിലും ആക്രമണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതികരിച്ചു. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട താരസംഘടന അമ്മയോ ചലച്ചിത്ര സംഘടനകളായ ഫെഫ്ക, മാക്ട തുടങ്ങിവയവരോ ഈ വിഷയത്തില്‍ നിലപാടെടുത്തിരുന്നില്ല. ലക്ഷദ്വീപ് ജനതക്ക് വേണ്ടി ശബ്ദിച്ച പൃഥ്വിരാജ് ക്രൂരമായ വ്യക്തിഹത്യ നേരിട്ടപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ താരങ്ങള്‍ മൗനം പാലിച്ചെന്ന വിമര്‍ശനവും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. നടൻ പൃഥ്വിരാജ് ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച? രാജു ചെയ്യുന്ന പടങ്ങൾ രാജു പറയുന്ന വാക്കുകൾ എന്നിവ ചർച്ച പൊതു ഇടങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഓർക്കുക അയാൾ മലയാള സിനിമയിൽ മറ്റേതൊരു താരത്തെക്കാളും ഉയരെ മഹാമേരു പോലെ വളരുകയാണ്..ഇതേ അവസ്ഥയിൽ മോഹൻലാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൊതുവെ സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ എൺപതു ശതമാനവും ചുമ്മാ കറങ്ങുന്നതിനിടയിലെ കറക്കി കുത്താവും എന്നാൽ ചിലത് വളരെ ആസൂത്രിതമായ ഒളിയമ്പുകളുമാവാം മലയാള സിനിമയിൽ പൃഥ്വിയുടെ തുടക്കക്കാലം മുതൽ ശ്രദ്ധിക്കുന്നവർക്കറിയാം ഒരു നടനെന്നതിലുപരി വ്യക്തിയെന്ന നിലയ്ക്ക് പൃഥ്വിയുടെ വാക്കുകളിലെ നിശ്ചയദാർഢ്യവും പരിപ്രേക്ഷ്യ കാഴ്ച്ചപാടുകളും.. വിദ്യാഭ്യാസവും വായനയും മാത്രമല്ല കൃത്യമായ പാരൻറിംഗും പൃഥ്വിയിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.ആരെയും കൂസാത്ത പ്രകൃതവും വ്യക്തമായ രീതിയിൽ മുഖത്തു നോക്കി സംസാരിക്കാനുള്ള പാടവവും അച്ഛൻ സുകുമാരനിൽ നിന്ന് പാരമ്പര്യമായി കിട്ടിയതാവണം..എന്നാൽ സ്പഷ്ട്ടമായ വാക്കുകൾ കൃത്യമായി ഉപയോഗിക്കുന്ന പൃഥ്വിയുടെ രീതി അമ്മ മല്ലികാസുകുമാരനിൽ നിന്നു തന്നെയാണ് കിട്ടിയത്. ഇപ്പോൾ പൃഥ്വി വിമർശകരുടെ ഇടയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യം ഒരു പ്രസ്താവനയാണ്..അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ല..ഒരു സമൂഹത്തിലെ തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരിൽ നിന്നുമറിഞ്ഞപ്പോൾ സൗഹൃദമുഖങ്ങളുടെ വേദനയിൽ രാഷ്ട്രീയവൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പൊസ്റ്റ് എഴുതിയിട്ടിരിക്കുന്നത്..ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിയ്ക്ക് തൻറെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയി? ഇന്ന് പൃഥ്വിയെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും പൃഥ്വിരാജ് എന്ന നടനോട് ആത്മാർത്ഥത പുലർത്തുന്ന എത്രപേരുണ്ടാവുമെന്ന് സോഷ്യൽ മീഡിയകളിലെ കമൻറ്സുകളിൽ നിന്ന് നമുക്ക് ഒരിക്കലും തിരിച്ചറിയാനാവില്ല..അനുകൂലിക്കുന്നവർക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവർക്ക് പൃഥ്വി ഇരയുമാണ്. മലയാള സിനിമയിൽ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്..അവരെയൊന്നും ഒരിക്കലും സ്പർശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങൾക്കു മുമ്പിൽ വിചാരണയ്ക്കായി തൊടുത്തു വിടുന്ന ചിലരിലേയ്ക്കും അതേസമയം മറ്റൊരു രീതിയിൽ സംശയത്തിൻറെ മുന നീളുന്നുണ്ട്.അടുത്ത സൂപ്പർതാരപദവിയ്ക്ക് എന്തുകൊണ്ടും അർഹനായ പൃഥ്വിയെ വിവാദച്ചൂളയിലേയ്ക്ക് നയിക്കുന്നതിൽ പ്രത്യേകം അജണ്ട വല്ലതുമുണ്ടോ? കേട്ട പാതി കേൾക്കാത്ത പാതി മുഖമില്ലാത്ത സോഷ്യൽ മീഡിയകളിലെ ഫേക്ക് ഐഡിയുടെ നിലവാരത്തിൽ മലയാളത്തിലെ ഒരു ദൃശ്യമാധ്യമം അദ്ദേഹത്തിൻറെ രക്ഷിതാക്കളെ വരെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടത് ഈ രംഗത്തെ മറ്റൊരു സാംസ്ക്കാരിക അപചയമായേ കാണാൻ കഴിയൂ.. പൃഥ്വിയുടെ പിതാവായ നടൻ സുകുമാരനും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിൻറെ പേരിൽ ഇത്തരം ഒറ്റപ്പെടലുകൾ സ്വന്തം സംഘടനയിൽ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്..നടൻ സുരേഷ്ഗോപിയ്ക്കും സമാനമായ അനുഭവം സ്വന്തം സിനിമാ സംഘടനയിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഉണ്ടായിട്ടുണ്ട്..അതുകൊണ്ട് തന്നെ ഈയൊരു സാഹചര്യത്തിൽ പൃഥ്വിരാജിനൊപ്പം നിൽക്കാൻ അദ്ദേഹം തയ്യാറായി..ഇതുപോലൊരു ചങ്കൂറ്റം നമ്മൾ പ്രതീക്ഷിക്കുന്ന പലരിൽ നിന്നും ,അമ്മ,മാക്ട്ട ഫെഫ്ക എന്നീസംഘടനകളിൽ നിന്നോ പൃഥ്വിയ്ക്കൊപ്പം മലയാള സിനിമയിൽ നിൽക്കുന്ന പ്രശസ്ത യുവനായകനിരയിൽ നിന്നോ ഉണ്ടായില്ലയെന്നതും അതിശയലും ഖേദകരവുമായി തോന്നുന്നു! പൃഥ്വിയുടെ വാഹനത്തിൻറെ പേരും പറഞ്ഞ് അദ്ദേഹത്തിൻറെ അമ്മയെ ട്രോളിയ പലരും ഇന്ന് പൃഥ്വിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്..എല്ലാവർക്കും തങ്ങൾക്ക് അനുകൂലമായത് ലഭിക്കുമ്പോൾ അയാൾ മഹാനാവുകയാണ്..അല്ലാത്തപ്പോൾ അയാൾ അടിമകളും..നടി പാർവ്വതി തിരുവോത്ത് ഈ രണ്ട് വേർഷനുകളും ശരിക്കും ഇവിടെ നിന്ന് മനസ്സിലാക്കിയിട്ടുള്ള മറ്റൊരു താരമാണ്. സിനിമാനടനെന്ത് രാഷ്ട്രീയം എന്നു പറഞ്ഞ കാലഘട്ടത്തിൽ നിന്നും അവർക്കും നിലപാടുകൾ ഉണ്ട് എന്ന് പറയുന്ന കാലഘട്ടത്തിലേയ്ക്ക് നാം എത്തിയപ്പോൾ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് അവർക്ക് കൃത്യമായ ഒരു സ്പേസ് കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. കലാകാരൻമാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തർക്കും ഉണ്ടെന്നത് നാം മറക്കരുത്.. പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്‍റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരം. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു എന്നുള്ളതാണ്. അതിനോട് അസഹിഷ്ണുത കാണിക്കുന്നത്, അതിനോട് മാത്രമല്ല ഇങ്ങനെ ഉള്ള എല്ലാറ്റിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണല്ലോ സാധാരണ സംഘപരിവാര്‍ സ്വീകരിച്ച് വരാറുള്ളത്. അതിപ്പോ പൃഥ്വിരാജിന് മേലും കാണിക്കുന്നു എന്ന് മാത്രമേ നമ്മള്‍ കാണേണ്ടതായിട്ടുള്ളു. ഇതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പില്ല. അത്തരം അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെ നമ്മുടെ നാട് നില്‍ക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ട് വരാന്‍ സന്നദ്ധരാകുകയാണ് വേണ്ടത്. 'അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം ആണ് സിദ്ധാർഥ് Cinemapranthan ‘അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം ആണ്’; സിദ്ധാർഥ് ‘അന്ന് കമൽഹാസനും വിജയ്ക്കുമൊപ്പം നിന്നു, ഇപ്പോൾ സൂര്യയ്‌ക്കൊപ്പം നിൽക്കും’ തമിഴ് നടൻ സൂര്യക്ക് പിന്തുണയുമായി നടൻ സിദ്ധാർഥ്. സൂര്യക്കെതിരെ വണ്ണിയാര്‍ സമുദായം പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് സിദ്ധാർഥ് പിന്തുണ അറിയിച്ചെത്തിയിരിക്കുന്നത്. നേരത്തെ കമൽഹാസനും വിജയ്ക്കും ഒപ്പം ഇത്തരം സാഹചര്യങ്ങളിൽ തങ്ങൾ പിന്തുണ നൽകി നിന്നിട്ടുണ്ടെന്നും ഇപ്പോൾ സൂര്യക്കൊപ്പവും നിൽക്കുന്നുവെന്നും സിദ്ധാർഥ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുക എന്നത് ഭീരുത്വം ആണെന്ന് ആണ് സിദ്ധാർഥ് കുറിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. “അന്ന് ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു, ഞങ്ങള്‍ വിജയ്‌ക്കൊപ്പം നിന്നു, ഞങ്ങള്‍ സൂര്യയ്ക്കൊപ്പം നിൽക്കും. അഭിപ്രായവ്യത്യാസങ്ങളുടെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതും ഒരു കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെ തടസപ്പെടുത്തുന്നതും ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്നു,” എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. നേരത്തെ സംവിധായകൻ പാ രഞ്ജിത്ത് ഉൾപ്പടെ സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ സൂര്യക്ക് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്ന് ഫേസ്ബുക്കിൽ കുറിച്ച് കൊണ്ടാണ് പാ രഞ്ജിത്ത് തന്റെ പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം ‘ജയ് ഭീം’ സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ സൂര്യയുടെ അഭിനയ ജീവിതത്തിലെ 39-ാം ചിത്രമാണ്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ വക്കീലിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. രജിഷ വിജയനാണ് നായിക. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠനാണ്. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എസ്. ആര്‍. കതിര്‍ ആണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോൺ പ്രൈമിലൂടെ നവംബർ രണ്ടിനാണ് ചിത്രം റിലീസായത്. അതെ സമയം ‘ജയ് ഭീം’ സിനിമയ്ക്ക് പ്രചോദനമായ പാർവതിക്കും കുടുംബത്തിനും സൂര്യ സാമ്പത്തിക സഹായം നൽകിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ െകാല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന്റെ പേരിൽ 10 ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരുകോടി രൂപ സൂര്യ നൽകിയിരുന്നു. ‘ജയ് ഭീമി’ന്റെ ലാഭത്തിൽ നിന്നും കിട്ടിയ വിഹിതമാണ് താരം ഇവർക്കായി നൽകിയത് ഞങ്ങൾ കണ്ടെത്തിയ സത്യങ്ങൾ സിനിമയിലുണ്ട് ശ്രീനാഥ് രാജേന്ദ്രൻ അഭിമുഖം 50 കോടി ക്ലബ്ബിലെത്തി ‘കുറുപ്പ്’; നന്ദിയും സന്തോഷവും പങ്ക് വെച്ച് ദുൽഖർ ‘എന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടൻ’; ഇന്ദ്രൻസിനെക്കുറിച്ച് വിനയൻ ഇന്ദ്രൻസിനെ കുറിച്ച് വിനയൻ പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളുടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ‘ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം; ‘മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും’: ട്രോളുകൾക്കെതിരെ മാല പാർവതി യഥാർത്ഥത്തിൽ സിനിമയെ സ്നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട് സേതു രാമയ്യരുടെ പുതിയ അന്വേഷണ സംഘത്തിൽ രമേഷ് പിഷാരടിയും വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന, കൊതിയോടെ കണ്ട സ്വപ്നം ആണ് ഇതെന്നാണ് രമേഷ് പിഷാരടി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ‘എന്നെ അക്ഷരാർത്ഥത്തിൽ അതിശയിപ്പിച്ച നടൻ’; ഇന്ദ്രൻസിനെക്കുറിച്ച് വിനയൻ ‘ടെക്നിക്കലി ബ്രില്യൻറ് ആയ ഒരു ചിത്രം; ‘മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും’: ട്രോളുകൾക്കെതിരെ മാല പാർവതി സേതു രാമയ്യരുടെ പുതിയ അന്വേഷണ സംഘത്തിൽ രമേഷ് പിഷാരടിയും ‘കഠിനമായിരുന്നെങ്കിലും സംതൃപ്തി നൽകിയ ഒൻപത് ദിവസത്തെ ചിത്രീകരണം’; ഹിമാചലിനോട് ഗുഡ്ബൈ പറഞ്ഞ് ദുല്‍ഖര്‍ ‘ഡീഗ്രേഡ് ചെയ്യപ്പെടുന്നത് നല്ലത് ആണ്’; വിമർശനങ്ങളെക്കുറിച്ച് ഹരീഷ് പേരടി കർക്കടകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർക്കടകം (വിവക്ഷകൾ) എന്ന താൾ കാണുക. ഭാരതത്തിൽ ഞണ്ടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ് കർക്കടകം. സൂര്യൻ മലയാളമാസം കർക്കടകത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാർച്ച് മാസത്തിൽ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ചിങ്ങത്തിന്റെയും മിഥുനത്തിന്റെയും അടുത്തായാണ് ഇതിന്റെ സ്ഥാനം.ബീഹൈവ് എന്ന താരാപുഞ്ജം ഇതിലുണ്ട്. m67 എന്ന നക്ഷത്രക്കൂട്ടവും ഇതിനുള്ളിലാണ്. ആൽഫകാൻക്രി എന്ന നക്ഷത്രത്തെയും ഇതിനുള്ളിൽ കാണാൻ കഴിയും[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം കർക്കടകം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2] മെസ്സിയ‍ർ 67ലുള്ള വൈ ബി പി 1194 എന്ന സൂര്യസമാന നക്ഷത്രത്തിന് മൂന്ന് ഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. QSO B0839+187 ഒരു ക്വാസാർ ആണ്. 2002ൽ ഗുരുത്വാകർഷണതരംഗങ്ങളുടെ വേഗത കണക്കാക്കാനുള്ള VLBI പരീക്ഷണങ്ങൾക്ക് എഡ്വാർഡ് ഫോമാലോണ്ട്, സെർജി കോപീകിൻ എന്നിവർ ഈ ക്വാസാറിനെയാണ് ഉപയോഗപ്പെടുത്തിയത്. ഗ്രീക്ക് ഇതിഹാസങ്ങളിൽ ഈ ഞണ്ട് പ്രത്യക്ഷപ്പെടുന്നത് ഹെർക്കുലീസ് ഹൈഡ്രയുമായി പൊരുതുമ്പോഴായിരുന്നു. ഈ ഞണ്ട് ഹെർക്കുലീസിന്റെ കാലിൽ കുത്തുകയും അപ്പോൾ ഹെർക്കുലീസ് അതിനെ ചവിട്ടി ഞെരിച്ചു കളയുകയും ചെയ്തു. ഹെർക്കുലീസിന്റെ ബദ്ധശത്രുവായിരുന്ന ഹീര, ഞണ്ടിനെ ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ആധുനിക ജ്യോതിഃശാസ്ത്രത്തിൽ കർക്കടകം രാശിയിലെ നക്ഷത്രങ്ങളെ ഞണ്ടിന്റെ ചവണ പോലെയുള്ള കാലുകളെയാണ് ചിത്രീകരിക്കുന്നത്. മറ്റു പല ജലജീവികളുടെ രൂപവുമായും ഇതിനെ ചിത്രീകരിച്ചിരുന്നു. ബി.സി.ഇ 2000ലെ ഒരു ഈജിപ്ഷ്യൻ രേഖയിൽ ഇതിനെ ഒരിനം വണ്ടായാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാബിലോണിയക്കാർ ആമയായാണ് കർക്കടകത്തെ കണ്ടത്. 12-ാം നൂറ്റാണ്ടിലെ ഒരു ചിത്രീകരണത്തിൽ കർക്കടകത്തെ വെള്ളത്തിൽ കാണുന്ന ഒരിനം വണ്ടായി ചിത്രീകരിച്ചിരിക്കുന്നു. അബുമാസാർ അദ്ദേഹത്തിന്റെ ഒരു കൃതിയിൽ (Flowers of Abu Ma'shar) ഈ അടയാളത്തെ കുറിച്ചു പറയുന്നുണ്ട്. 1488ലെ ഒരു ലാറ്റിൻ കൃതിയിൽ ഇത് വലിയ ഒരിനം മത്സ്യമാണ്.[19] മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം നമ്മുടെ രാജ്യം വൈരുദ്ധ്യങ്ങളുടെ കലവറയാണ് യാതൊരു വിധ നിയമങ്ങളും ബാധകമാകാത്ത വിധം കുത്തകകള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ട് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു അതേ സ്ഥലത്തു തന്നെ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടു ദുസ്സഹമായ ജീവിതം നയിക്കുന്നു പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു അനില്‍ അഗര്‍വാള്‍ ഏതാനും വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാകുന്നത് അയാള്‍ സൃഷ്ടിച്ച ഉല്‍പ്പന്നം വിറ്റഴിച്ചിട്ടോ അദ്ദേഹത്തിന്റെ അമ്മ വീട്ടില്‍ നിന്നു കൊണ്ടു വന്ന സമ്പത്തുപയോഗിച്ചിട്ടോ അല്ല ,നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ടാണ് ,അതു കൊണ്ടു മാത്രമാണ് .തുച്ഛമായ ഇടനില പൈസക്കു വേണ്ടി ഗവണ്മെന്റുകള്‍ അമൂല്യമായ ഈ സമ്പത്തു കുത്തകകള്‍ക്കു തീറെഴുതികൊടുക്കുന്നു വേദാന്തക്കും ജിണ്ടാലിനും ടാറ്റാ സ്റ്റീലിനും റിലയന്‍സിനും അവരുടെ സമ്പത്തിന്റെ മൂല്യം പല മടങ്ങു വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമാണ് ഈ നാട്ടിലെ മണ്ണും പുഴയും കാടുമെല്ലാം .എല്ലാ ഊറ്റലുകള്‍ക്കും അവസാനം ഊഷരമായ വനവും വറ്റി വരണ്ട പുഴകളും ഇടിഞ്ഞു പൊളിഞ്ഞ മലകളും മാത്രമായിരിക്കും നമുക്കു ബാക്കിയാവുക . ഇത്ര അമൂല്യമായ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നതു പക്ഷെ ഏകകേന്ദ്രീകൃതമായ ഒരു കുത്തകക്കു തീറേഴുതികൊടുക്കാനുള്ള ഒന്നല്ല ഇതെല്ലാം .ഊഷരമായ ഭൂമിശാസ്ത്രമുള്ള അറബ് രാജ്യങ്ങളുടെ സമ്പത്തിക ഭദ്രതക്കും സാമൂഹ്യ വികസനത്തിനും പെട്രോളിയം എങ്ങനെ ഉപയോഗപ്പെട്ടൂവെന്നു നമുക്കറിയാം .അതു പോലെ തന്നെ നമ്മുടെ രാജ്യത്തിനും അമൂല്യമായ പ്രകൃതി വിഭവങ്ങളുണ്ട് .ലോകത്തിനാവശ്യമായ മൂലകങ്ങളും അസംസ്കൃത ലോഹങ്ങളുമുണ്ട് അതെല്ലാം ഏതാനും കുത്തകകളുടെ കുടുംബ സ്വത്തായി മാറുന്നതാണ് നമ്മുടെ ദുരവസ്ഥ ഖനനത്തിനു കൃത്യമായ നിയമ നിര്‍മ്മാണങ്ങളുണ്ടാകണം രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു ആവശ്യമായ പ്രതിഫലം നിജപ്പെടുത്തണം ,സമതുലിതമായ വികസന രൂപമുണ്ടായിരിക്കണം ,തദ്ദേശീയരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം ,പാരിസ്ഥിതിക നാശങ്ങളെ കുറിച്ചു കൃത്യമായ പഠനങ്ങളുണ്ടാകുകയും അതിനനുസരിച്ചു നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം തേങ്ങാക്കൊല നടക്കും ഇന്‍ഡ്യയിലേറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ വരള്‍ച്ചയും ദാരിദ്ര്യവും കൂടി നരക തുല്യമായ ജീവിതം നയിക്കുന്ന മനുഷ്യന്‍ ,അതിനൊപ്പം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും പ്രശസ്ത പത്ര പ്രവര്‍ത്തകനായ പി .സായിനാഥിന്റെ Everyone loves a good drought എന്ന കൃതി രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനപഥങ്ങളിലൂടെയുള്ള ഒരു അനുഭവ സഞ്ചാരമാണ് ആ കൃതിയില്‍ 1980 കളില്‍ രാജ്യത്താകമാനം ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ചു പറയുന്നുണ്ട് ഒറീസയിലെ കാലഹണ്ടിയില്‍ ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 രൂപക്കു വിറ്റുവെന്ന കുപ്രസിദ്ധമായ വാര്‍ത്തയാണത് [സായി നാഥ് ആ വാര്‍ത്തയെ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ താല്‍ക്കാലിക ആഘോഷ സമീപനത്തിന്റെ മാതൃകയായാണ് വിവരിക്കുന്നത് പക്ഷെ 1980 കഴിഞ്ഞു 30 വര്‍ഷം മുന്നോട്ടു പോയിട്ടൂം ഒറീസ്സയിലെ ആ അവസ്ഥക്കു മാറ്റമൊന്നുമില്ല 2012 ല്‍ കൂടി ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെ വിറ്റ കാലഹണ്ടിയിലെ ഒരു കര്‍ഷകന്റെ വാര്‍ത്ത ഒരു ദേശീയ ദിനപത്രത്തില്‍ വായിച്ചിരുന്നു വാര്‍ത്തയാകാന്‍ മാത്രമുള്ള അസ്വാഭാവികതയൊന്നുമില്ലാത്തത് കൊണ്ടാവണം വരള്‍ച്ചയും പട്ടിണിയും കൊണ്ട് മരണപ്പെടുന്ന കര്‍ഷകരുടെ വാര്‍ത്ത ഇപ്പോള്‍ കാണാറില്ല എങ്കിലും അതും മുടക്കമൊന്നുമില്ലാതെ അവിടെ നടക്കുന്നുണ്ട് .പക്ഷെ ലോകത്തെ തന്നെ ഏറ്റവും ധ്രുത ഗതിയില്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്ന വേദാന്തയുടെ അലുമിനിയം ഖനന വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത് ഒറീസ്സയില്‍ നിന്നാണ് ശതലക്ഷം കോടികള്‍ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ ജാര്‍സ് ഗുഡയിലാണ് ,6 MTPA ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ ഏറ്റവും ദരിദ്രപ്രദേശമായ കാലഹണ്ടിയിലാണ് [യാതൊരു അനുമതിയുമില്ലാതെ സംരക്ഷിത വന പ്രദേശത്തു നിയമ വിരുദ്ധമായി പ്ലാന്റ് വികസനം നടത്തിയത് കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുകയാണ് പക്ഷെ വകുപ്പില്‍ നിന്നു ജയറാം രമേഷിനെ മാറ്റിയ നിലക്കു അതു പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട് -അതിലേക്കു വഴിയേ വരാം ഒറീസ്സയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേരിട്ടാണ് വേദാന്തയുടെ ഇടനിലക്കാരനാകുന്നത് ,ഇക്കാര്യത്തില്‍ മറ്റു ചെറുകിടക്കാരെയൊന്നും ഉള്‍പ്പെടുത്താതെ നേരിട്ടു ഇടപെടുന്നതാണ് എളുപ്പമെന്നു പട് നായിക്കിനു തോന്നിക്കാണണം .രണ്ട് വര്‍ഷം മുമ്പ് 2010 ലാണ് അനില്‍ അഗര്‍വാളിനു ഇങ്ങനെയൊക്കെ നാടു കുഴിച്ചു കുളം തോണ്ടി കാശുണ്ടാക്കിയാല്‍ മാത്രം പോരാ അല്പം വേദാന്തവും ആര്‍ഷ ഭാരത സംസ്കൃതിയുമൊക്കെ പഠിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു തോന്നുന്നത് ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഗിമ്മിക്ക് ഉടന്‍ തന്നെ ഒറീസ്സാ സര്‍ക്കാര്‍ വേദാന്തക്കു വേണ്ടി ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ 4000 ഏക്കര്‍ ഏറ്റെടുത്തു കൊടുത്തു .നിലവിലുള്ള എല്ലാ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ട് സര്‍ക്കാര്‍ തന്നെയാണ് ഈ ഭൂമി ഏറ്റെടുത്തത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ AAF വേദാന്ത വിശ്വസര്‍വ്വകലാശാലയെന്ന 15000 കോടിയുടെ പദ്ധതിക്കു തറക്കല്ലിട്ടു .അപ്പോഴാണ് പ്രശ്നത്തിന്മേല്‍ സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് ചില സ്വകാര്യ വ്യക്തികളും ഇടപെടുന്നത് .എല്ലാ വിധ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ 4000 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത് കേസ് കോടതിയില്‍ പോയി സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല്‍ ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .കാരണം ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ വിധ നിയമങ്ങളും ലംഘിച്ചു ഭൂമി ഏറ്റെടുക്കുകയും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെ വേദാന്തക്കനുകൂലമായി കേസില്‍ കക്ഷി ചേരുകയും ചെയ്യുകയുണ്ടായി . നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട് ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെവേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു . ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരി [The mountain of law മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍. നിയമഗിരി അവരുടെ പുണ്യസ്ഥലമാണ്. അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു, അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു .ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് അവരുടെ ആവാസ വ്യവസ്ഥയാണത് ദൈവം പോലുമാണ് .ദൈവത്തിന്റെ കാര്യം പോട്ടെ കുറെ പാവം മനുഷ്യരുടെ ജീവനും ജീവിതവുമാണ് . 2003 ലാണ് ലഞ്ചിഗഡില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ വേദാന്താ അലുമിനിയം ലിമിറ്റഡിന് പ്ലാന്റ് സ്ഥാപിക്കാന്‍ അനുവദിച്ച് കൊണ്ട് ഒറീസ്സാ സര്‍ക്കാര്‍ എം ഓ യു [Memorandum Of Understanding ]ഒപ്പ് വെച്ചത് .സംരക്ഷിത വന മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായി അനുമതി പത്രത്തിന്റെ അപേക്ഷയില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് അനുമതി വാങ്ങിയതെന്ന് പിന്നീട് നടന്ന ഒരു തെളിവെടുപ്പില്‍ സുപ്രീം കോടതി നിയമിച്ച സക്സേന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ഖനനത്തിനായാണ് വേദാന്ത നിയമഗിരിയില്‍ ഖനനത്തിന് അനുമതി നേടിയത് പ്രാരംഭഘട്ടത്തില്‍ തന്നെ തദ്ദേശീയരായ ആദിവാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ തല്ലിച്ചതച്ച് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണുണ്ടായത് ,നവീന്‍ പട്നായിക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വേദാന്ത കമ്പനിയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിച്ചിരുന്നത് ഭരണ കൂടത്തിന്റെ കൂട്ടിക്കൊടുപ്പുകള്‍ നിസ്സഹായരാക്കിയനിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യാവകാശ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍ ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു . ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ വേദാന്തയുടെ ഖനനാനുമതി പുന:പരിശോധിക്കാനും യഥാര്‍ത്ഥ വസ്തുതകളുടെ തെളിവെടുപ്പിനുമായി സുപ്രീം കോടതി ഒരു സെന്ട്രല്‍ എമ്പവേഡ് കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി . സെണ്ട്രല്‍ എമ്പവേഡ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ . വനം പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന പരാതികളിന്മേല്‍ ശരിയായ നിഗമനത്തിലെത്തിച്ചേരാനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെ വിദഗ്ദ്ധമായ അഭിപ്രായം സ്വരൂപിക്കാന്‍ രൂപീകൃതമായ സ്വതന്ത്രാന്വേഷണ കമ്മിറ്റിയാണ് Central Empowered Committee [C E C 1986 ലെ Environment (Protection) Act, നെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപീകരണം . സി.ഇ.സി യുടെ വിശദമായ പരിശോധനയില്‍ വേദാന്ത റിസോഴ്സിന് അലുമിനിയം ശുദ്ധീകരണ ശാലയ്ക്കായി 58 .93 ഹെക്ടറും ഖനനത്തിനായി 672 ഹെക്ടര്‍ നിബിഡ വന ഭൂമിയ്ക്ക് മേലാണ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പ്രാരംഭാനുമതി ലഭിച്ചത് ഈ പദ്ധതി പ്രദേശം സംരക്ഷിത വന മേഖലയാണ് എന്നത് പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി ഇതില്‍ തന്നെ ഖനനത്തിന്റെ കാര്യം മറച്ച് കൊണ്ടാണ് അനുമതി നേടിയത് അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ ശേഷിപ്പ് മാത്രമായിരുന്നില്ല നിയമഗിരി കുന്നുകള്‍ അതി സമ്പന്നമായ ജൈവ വ്യവസ്ഥയുടെ മറ്റൊരു ലോകമായിരുന്നു ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ നിബിഡ വനങ്ങള്‍ പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍ അത് കൊണ്ടെല്ലാം തന്നെ നിയമഗിരികുന്നുകളിലെ ഖനനം അവിടത്തെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സി.ഇ.സി കണ്ടെത്തി . സി ഇ സി യുടെ വിദഗ്ദ പാനല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു പക്ഷെ അല്‍ഭുതകരമെന്ന് പറയട്ടെ രണ്ട് വര്‍ഷം നീണ്ട് നിന്ന കേസ് വിസ്താരത്തില്‍ സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു .വേദാന്ത റിസോഴ്സിന്റെ ഖനനത്തിനനുകൂലമായി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ച് അന്തിമ വിധിയെ ന്യായീകരിക്കുന്നത് വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ജി ഡി പി ശതമാനക്കണക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ‍ സമ്പദ് വ്യവസ്ഥയുടെ മറുപുറത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രരായ ആദിവാസികളെയോര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ് . ഈ വിധി അധാര്‍മ്മികമാണെന്ന അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെ കോടതിയലക്ഷ്യ കേസ് ഉണ്ടായിരുന്നു ടെഹല്‍ക്കക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളതിനാല്‍ ഈ വിധി അധാര്‍മ്മികമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത് .ജസ്റ്റിസ് കപാഡിയയുടെ സാമ്പത്തിക സത്യസന്ധതയില്‍ സംശയമില്ലെങ്കിലും വേദാന്ത റിസോഴ്സില്‍ ഓഹരി നിക്ഷേപം ഉള്ള സ്ഥിതിക്ക് അതേ കമ്പനിയുമായി ബന്ധപ്പെട്ട ഒരു വിധി പ്രസ്താവത്തില്‍ നിന്നും കേസ് വിചാരണയില്‍ നിന്നും വിട്ട് നില്ക്കുകയായിരുന്നു ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് അത് കൊണ്ട് തന്നെ ധാര്‍മ്മികമായി അദ്ദേഹം ചെയ്തതിനോട് യോജിക്കാനാവുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യത്തിന്മേലുള്ള തന്റെ സത്യവാങ്ങ്മൂലത്തില്‍ സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. വേദാന്തക്കനുകൂലമായ സുപ്രീം കോടതി വിധിയില്‍ കോടതി വ്യവഹാരത്തിന്റെ സാങ്കേതികതക്കപ്പുറം വഴി വിട്ടൊന്നും നടന്നിട്ടില്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയും ജനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള കോടതിയുടെ കാഴ്ചപ്പാട് ചിന്താവിഷയമാകുന്നുണ്ട് വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൃത്യമായി നിര്‍വചിക്കാത്തിടത്തോളം കാലം ഇത്തരം വികസനങ്ങളില്‍ കോടതിക്കോ പൊതു സമൂഹത്തിനോ വിരുദ്ധാഭിപ്രായമുണ്ടാവാന്‍ വഴിയില്ല .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എന്നും ഒരേ നിലപാടാണ് അപരിഷ്കൃതരായ അവരെ സംസ്കരിച്ചെടുത്ത് മുഖ്യധാരയില്‍ അവതരിപ്പിക്കുക എന്നതാണ് കാലങ്ങളായി ചൂഷണങ്ങള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഒറ്റക്കെട്ടായി പറഞ്ഞ് വരുന്ന ന്യായം.വനഭൂമിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അവരെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് പറിച്ച് നടുന്നതിനെക്കുറിച്ചാണ് എല്ലാ വികസന മാതൃകകളും ചിന്തിക്കുന്നത് വികസനത്തിന് വേണ്ടിയാണെന്ന ന്യായീകരണം കൂടിയാവുമ്പോള്‍ അത്തരം വികസന കാഴ്ചപ്പാടുകള്‍ക്ക് ‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു .കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതമെന്ന വാഗ്ദാനമാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് മറുപടിയായി ഭരണകൂടങ്ങളും കോടതിയും പറയുന്നത് .വികസനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ബഹുരാഷ്ട്ര കുത്തകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഭരണകൂട നിലപാട് തന്നെ കോടതിയും ആവര്‍ത്തിക്കുമ്പോള്‍ അവസാന അത്താണിയും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയില്‍ വികസനത്തെക്കുറിച്ച് ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. കോര്‍പ്പറേറ്റുകളുടെ ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ അവരുടെ ചരക്കു കൊണ്ടു പോകാന്‍ തുറമുഖത്തേക്കുള്ള റോഡ് റെയില്‍ പാതകള്‍ നിര്‍മ്മിക്കുക എന്നതാണ് ,അതവര്‍ വൃത്തിയായി ചെയ്യുന്നുമുണ്ട് . അവസാന പ്രതീക്ഷയായ പരമോന്നത നീതി ന്യായ കോടതിയും കൈവിട്ടതോടെ കുടിയൊഴിക്കപ്പെടുമെന്ന ഭീഷണിയിലും പൊരുതാനുള്ള നിരക്ഷരരായ നിയമഗിരി നിവാസികളുടെ സമരം ലോകത്തിന്റ് പല ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു .നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലും‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു ആംനസ്റ്റിഇന്റര്‍ നാഷണലും നിരവധി മനുഷ്യാവകാശ സംഘടനകളും നേരിട്ട് തന്നെ ഇടപെട്ടു .ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഖനനം അനുവദിക്കരുതെന്നാ‍വശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു അവസാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നടപടിയെടുക്കാതെ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത് ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് നമ്മുടെ നാട്ടില്‍ ആ‍രാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി -ജയറാം രമേശ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട് -ഗ്രാമീണ കാര്യ മന്ത്രിയായി ഒന്നു രണ്ട് കൊല്ലത്തിനുള്ളില്‍ തന്നെ നിയമ ഗിരി ഇടിച്ചു പൊളിക്കാനും ലാല്‍ ഗഡിലെ അനധികൃത അലുമിനിയം പ്ലാന്റ് വീണ്ടും അതിന്റെ ശേഷി കൂട്ടി ഒറീസയിലെയും ഝാര്‍ ഖണ്ടിലെയും ചത്തിസ് ഗഡിലെയുമെല്ലാം ആദിവാസികളെ നക്സലുകളെന്നു പറഞ്ഞു കൂട്ടപ്പലായനം ചെയ്യിച്ചു അവിടെയുള്ള മലകളും കാടുകളുമെല്ലാം വേദാന്ത കയ്യേറുമെന്നു നമുക്കു പ്രതീക്ഷിക്കാം അല്ലാണ്ടിപ്പോ എന്താ ചെയ്യാ ,നടക്കാന്‍ സാധ്യതയുള്ളത് പ്രതീക്ഷിച്ചാല്‍ ഇച്ഛാ ഭംഗമുണ്ടാകില്ല എന്നാണല്ലോ .പക്ഷെ ഇതൊന്നും വാര്‍ത്തയാകില്ല ,അതൊക്കെ അതിന്റെ വഴിക്കു അവിടെ നടന്നോളും അടുത്ത ഭാഗം വേദാന്തയും ആഭ്യന്തര മന്ത്രിയും ചിദംബരവും തമ്മിലെന്താണ് 2004 ല്‍ യു പി എ ഭരണമേറ്റെടുക്കുമ്പോള്‍ അതിന്റെ ധന മന്ത്രിയാകാന്‍ വേണ്ടിയാണ് ബഹുമാന്യനായ പി ,ചിദംബരം വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് 2010 ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ് ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തേക്കു നക്സല്‍ വേട്ടയെന്ന പേരില്‍ ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ അടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുന്നതും ഇതൊന്നും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാലും അതിനെ കുറിച്ച് നാളെ ഞാനിതൊക്കെ എഴുതുന്നത് ഒരു രസമെന്ന നിലക്കാണ് ,അല്ലാതെ സാമൂഹിക പ്രതിബദ്ധത,ധാര്‍മ്മിക രോഷം ഇത്യാദി സാധനങ്ങളുടെ കഴപ്പു കൊണ്ടൊന്നുമല്ല .ചിലപ്പോള്‍ ചില വിവരങ്ങളുടെ ശേഖരം ഭയങ്കര ഫണ്ണിയായി തോന്നാറുണ്ട് [ഇവിടെ ഭയങ്കരത്തിനു ഭയങ്കരം എന്ന അര്‍ത്ഥം തന്നെയാണ് നിങ്ങള്‍ക്കു ഇതൊക്കെ വായിച്ചു വിശ്വാസം വരാതെ [മുഴുവന്‍ വായിക്കാന്‍ തോന്നിയാല്‍ സ്വയം ഇതൊക്കെ ശരിയാണൊ എന്നു അന്വേഷിക്കാന്‍ തോന്നിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് നമ്മുടെ നാട്ടില്‍ ആ‍രാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി -ജയറാം രമേശ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട് - ജയറാം രമേശ്- പരിസ്ഥ്തിക്കു വേണ്ടി അല്‍പ്പം പരിശ്രമിച്ച ഒരു മന്ത്രി അദ്ദേഹം മാത്രമാണെന്ന് തോന്നുന്നു ഇന്നലെ ഞാന്‍ കമ്യൂണിസ്റ്റ് ആകുമെന്നാണ് കരുതിയത് വേണ്ടി വന്നാല്‍ ഇന്ത്യാ മഹാരാജ്യം തന്നെ നമ്മള്‍ വില്‍ക്കു വാങ്ങും എന്നൊരു സിനിമാ ഡയലോഗ് കേട്ടിട്ടുണ്ട്. അത് സത്യമായിരിക്കുമെന്നു ഒരിക്കല്‍ പോലും കരുതിയിട്ടില്ല. ആ ധാരണ തിരുത്തുന്നു. കൂടുതല്‍ ആഭ്യന്തരകാര്യത്തിലേക്ക് കടക്കുന്നത്തോടെ വായന ചൂടുപിടിക്കുന്നു,അടുത്തത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാകട്ടെ ആശംസകള്‍. എല്ലാ നാട്ടിലും ഇതൊക്കെതന്നെയാണ് നടക്കുനത് മാഷെ. ഇവിടെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണത്തിലേക്ക് ഒരു റോഡുപോലും ഇല്ല. കാരണം എയര്‍ലൈന്‍ കമ്പനി പ്രസിഡന്റിന്‍റെ ആണ്. അതൊക്കെ കാണുമ്പോള്‍ നമ്മുടെ നാട് എത്ര മനോഹരം. ചോദിയ്ക്കാന്‍ എങ്കിലും ആള്‍ ഉണ്ടല്ലോ. ഞാനിതൊക്കെ എഴുതുന്നത് ഒരു രസമെന്ന നിലക്കാണ് ,അല്ലാതെ സാമൂഹിക പ്രതിബദ്ധത,ധാര്‍മ്മിക രോഷം ഇത്യാദി സാധനങ്ങളുടെ കഴപ്പു കൊണ്ടൊന്നുമല്ല .ചിലപ്പോള്‍ ചില വിവരങ്ങളുടെ ശേഖരം ഭയങ്കര ഫണ്ണിയായി തോന്നാറുണ്ട് ഇങ്ങിനെ ഒരു article കൊണ്ട് പെട്ടെന്ന് എന്തെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് കരുതാനും ആവില്ല. ഇന്ന്, ഇന്നലെത്തെക്കാള്‍ മെച്ചമാണ്. നാളെ ഇന്നത്തേക്കാള്‍ നല്ലതായിരിക്കും. പൊതുവേ ഇന്ത്യക്കാരുടെ ഒരു വിചാരം, ഇതൊന്നും എന്റെ പണി അല്ല. എല്ലാം സര്‍ക്കാര്‍ അങ്ങോട്ട്‌ ചെയ്യണം. ആ വിചാരം മാറുക ആണ് ആദ്യം വേണ്ടത്. സര്‍ക്കാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, കോടതി ഇതെല്ലാം നമ്മള്‍ തന്നെ ആണ്. നമ്മള്‍ നന്നാവുമ്പോള്‍ എല്ലാം നന്നാവും. ഈ ബ്ലോഗില്‍ നിന്ന് മാത്രമാണ് ഇ ങ്ങിനെ ഒരു വിഷയത്തെ കുറിച്ചു തന്നെ അറിയുന്നത് കേരളത്തില്‍ അനങ്ങിയാല്‍ വിവാദ മാകുന്നത് പോലെ മറ്റു സംസ്ഥാ നങ്ങളിലും വി വാദങ്ങള്‍ സജീവ മാവണം എന്നാല്‍ വികസനം നടന്നില്ലെങ്കിലും ഇത്തരം ചൂസനങ്ങള്‍ ക്ക് ഒരു അറുതി വരും കേരളം വിട്ടു മിക്ക സംസ്ഥാന ങ്ങളും ജനകീയ പ്രതികരണങ്ങള്‍ കേരളത്തെ അബെക്ഷിച്ച്ചു വളരെ നിര്ജീവാ വസ്ഥ യില്‍ ആണ് സഹി കെ ടുമ്പോള്‍ അവര്‍ പ്രതികരണത്തിനു ഒരുങ്ങുകയും അപക്വമായ രീതിയിലുള്ള സമര മാര്‍ഗ്ഗങ്ങള്‍ വഴി പുബ്ലിക്കില്‍ ക്രിമിനലായി ചിത്രീകരിച്ചു അത് വഴി അവരെ അടിച്ച്ചമര്‍ ത്തുന്നു പൌരന്മാരില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജനാതിപതിയ ഭോധം വളര്‍ത്തി എടുക്കുക എന്നതാണ് ഈ അവസ്ഥയില്‍ നിന്നും മോജനം നേടാനുള്ള ഒരു മാര്‍ഗ്ഗം പക്ഷെ അതിന്റെ വാക്താകള്‍ ആയ ര്സ്ഷ്ട്രീയ പാര്‍ടികള്‍ തന്നെ യല്ലേ വിളകള്‍ നശിപ്പിക്കുന്ന വേലി കെട്ട് പോസ്റ്റ് ഇഷ്ടപ്പെട്ടു അതിലേറെ ആദ്യ കമന്‍റ്റ് ഇഷ്ടപ്പെട്ടൂ എല്ലാം കൊള്ളയടിക്കപ്പെട്ട് കഴിയുമ്പോള്‍ ബാക്കി ങാ, അതന്നേരമല്ലേ.. വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു . റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാ എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ . ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് ഓ വി വിജയനല്ല വിജയന്‍ പോലും പലപ് കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമ ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ് കഥയല്ലിതു ജീവിതം ഒരു റിയാലിറ്റി മെഗാഷോ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത് ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തില ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ല സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ (ജനനം:ഓഗസ്റ്റ് 27 1908 – ഫെബ്രുവരി 25 2001 ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്[൧] ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.[1] 30 നവംബർ 1928 v ഇംഗ്ലണ്ട് 18 ഓഗസ്റ്റ് 1948 v ഇംഗ്ലണ്ട് ഉറവിടം: ക്രിക്കിൻഫോ, 21 ഓഗസ്റ്റ് 2010 കുട്ടിക്കാലത്ത് ബ്രാഡ്മാൻ ക്രിക്കറ്റ് സ്റ്റമ്പും ഗോൾഫ് കളിക്കാനുപയോഗിക്കുന്ന പന്തുമുപയോഗിച്ച് ഏകനായി പരിശീലിച്ചിരു ന്നുവെന്നൊരു ഓസ്ട്രേലിയൻ കഥയുണ്ട്.[3] വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നു, അവയിൽച്ചിലത് ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാമൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമയും കൂടിയായിരുന്നു ബ്രാഡ്‌മാൻ. തന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ നായകനായ ബിൽ വുഡ്ഫുൾ ബ്രാഡ്മാനെ പറ്റി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്‌, ബ്രാഡ്മാൻ എന്ന ഒരാൾ മറ്റു മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫലം ചെയ്യും.[4] കായികലോകത്തെ ഏറ്റവും വിവാദപരമായ[5] തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു.[6] ഒരു നായകനെന്ന നിലയിലും കാര്യനിർ‌വാഹകനെന്ന നിലയിലും തികച്ചും ആക്രമണോത്സുകനായിരുന്നു അദ്ദേഹം. തന്റെ പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്രാഡ്മാന്‌ വിമർശകരുടെയെല്ലാം വായ് മൂടാൻ കഴിഞ്ഞു. തുടർച്ചയായ പ്രശംസകളെ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടിരുന്നില്ല, അതുകൊണ്ടായിരിക്കണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ ഇത് ബാധിച്ചതും. തന്റെ വ്യക്തിപരമായ പ്രകടനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത് മറ്റുള്ള കളിക്കാരുമായി സ്പർദ്ദ വളർത്താൻ കാരണമായി. കാര്യനിർ‌വാഹകർക്കും, സഹകളിക്കാർക്കും, മാധ്യമ പ്രവർത്തകർക്കും അദ്ദേഹം ഒരു അന്തർമുഖനാണെന്ന തോന്നലുണ്ടാക്കി.[7] രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഏകദേശം ആറ് വർഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കേണ്ടതായും വന്നു. പക്ഷേ യുദ്ധം കഴിഞ്ഞ് നാടകീയമായി തിരിച്ചു വരവ് ബ്രാഡ്മാൻ നടത്തി, ഈ കാലത്ത് ബ്രാഡ്മാന്റെ നായകത്വത്തിലുള്ള ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി വിജയിച്ചു റെക്കോഡ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു. തികച്ചും സങ്കീർണ്ണമായ ഒരു വ്യക്തിതത്തിനുടമ കൂടിയായിരുന്നു ബ്രാഡ്മാൻ, കൂടുതൽ അടുത്ത ബന്ധങ്ങൾ പുലർത്താനും അദ്ദേഹമാഗ്രഹിച്ചില്ല.[8] തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രാഡ്മാൻ വിരമിക്കുന്നത് ഓസ്ടേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്‌. എഴുത്തുകാരൻ, ടീം തെരെഞ്ഞെടുപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം 30 വർഷങ്ങൾ പ്രവർത്തിച്ചു. ക്രിക്കറ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് 50 വർഷങ്ങൾക്ക് ശേഷം 2001-ൽ ഓസ്ടേലിയൻ പ്രധാനമന്ത്രിയായിരുന്ന ജോൺ ഹോവാർഡ് അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഓസ്ടേലിയൻ എന്ന് വിളിച്ചാണ്‌ ആദരിച്ചത്.[9] നാണയങ്ങളിലും തപാൽ മുദ്രകളിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിൽ ഒരു മ്യൂസിയം ലഭിച്ച ആദ്യ ഓസ്ടേലിയനാണ്‌ ബ്രാഡ്മാൻ. 2008ൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 27ന്‌ ഓസ്ട്രേലിയൻ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉൾപ്പെടുത്തിയ 5 ഡോളറിന്റെ സ്വർണ്ണനാണയം പുറത്തിറക്കി.[10] 2009 നവംബർ 19ന്‌ സർ ഡൊണാൾഡ് ബ്രാഡ്‌മാനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലുൾപ്പെടുത്തി.[11] ബ്രാഡ്മാന്റെ ജന്മഗൃഹം, ഇപ്പോൾ ഇവിടെ ഒരു മ്യൂസിയമാണ്.‌ ജോർജ്ജിന്റെയും എമിലി ബ്രാഡ്‌മാന്റെയും ഏറ്റവും ഇളയ പുത്രനായാണ്‌ 1908 ഓഗസ്റ്റ് 27ന്‌ ന്യൂ സൗത്ത് വെയിൽസിലെ കൂടാമുന്ദ്ര എന്ന സ്ഥലത്ത് ഡൊണാൾഡ് ബ്രാഡ്‌മാൻ ജനിച്ചത്.[12] വിക്ടർ എന്ന സഹോദരനും മൂന്ന് സഹോദരികളുമുണ്ടായിരുന്നു ബ്രാഡ്മാനുള്ളത്. സഹോദരികൾ യഥാക്രമം ഐസ്ലറ്റ്, ലിലിയാൻ, എലിസബത്ത് മെയ് എന്നിവരാണ്‌.[12] ബ്രാഡ്മാന്‌ രണ്ടര വയസ്സ് പ്രായമായപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ന്യൂ സൗത്ത് വെയിൽസിലെ തെക്കൻ മലമ്പ്രദേശമായ ബൗറാൾ എന്ന സ്ഥലത്തേക്ക് താമസം മാറ്റി.[12] കുട്ടിക്കാലം മുതൽക്കു തന്നെ ബ്രാഡ്‌മാൻ ബാറ്റിംഗ് പരിശീലിക്കാറുണ്ടായിരുന്നു. ബാറ്റിനായി ഒരു സ്റ്റമ്പും ഗോൾഫ് പന്തുമുപയോഗിച്ച് സ്വന്തമായി ഒരു ഏകാംഗ ക്രിക്കറ്റ് ബ്രാഡ്‌മാൻ കണ്ടു പിടിച്ചു.[13] വീടിനു പിന്നിൽ ജലസംഭരണി വച്ചിരിക്കുന്ന ഇഷ്ടിക നിർമ്മിതമായ വൃത്താകാരമായ തൂൺ ഉണ്ട്. വളഞ്ഞ പ്രതലത്തിൽ തൂണിനെ അഭിമുഖമായി നിന്ന് ബാറ്റു ചെയ്താരുന്നു ആദ്യകാല പരിശീലനം. വളഞ്ഞ പ്രതലത്തിൽ പന്തുകൊള്ളുമ്പോൾ അത് വളരെ വേഗത്തിൽ പല കോണുകളിലേക്കും തെറിച്ചു പോകും ഇങ്ങനെ തെറിച്ചു പോകുന്ന പന്തുകളെ വിദഗ്ദമയി തന്റെ സ്റ്റമ്പ് ബാറ്റ് ഉപയോഗിച്ച് ബ്രാഡ്‌മാൻ പ്രതിരോധിച്ചിരുന്നു. ഈ പരിശീലനം പിൽക്കാലത്ത് വേഗമേറിയ പന്തുകൾ കളിക്കുന്നതിന്‌ അദ്ദേഹത്തെ വളരെയധികം സഹായിച്ചു.[14] കുറച്ചു കൂടി വിപുലമായ ക്രിക്കറ്റ് കളികളിൽ തന്റെ ആദ്യ സെഞ്ച്വറി ബ്രാഡ്മാൻ ബൗറാൾ പബ്ലിക് സ്കൂളിനു വേണ്ടി 12ആം വയസ്സിൽ മിട്ടാഗോങ് ഹൈസ്കൂളിനെതിരെ നേടി.[15] 1920–21 കാലഘട്ടത്തിൽ ബ്രാഡ്മാന്റെ അമ്മാവനായ ജോർജ്ജ് വാട്ട്മാൻ നായകനായ തന്റെ നാട്ടിലുള്ള ബ്രൌൾ ടീമിന്റെ ഒരു മികച്ച സ്കോറർ ആയിരുന്നു. 1920 ഒക്ടോബറിൽ ടീമിൽ ഒരംഗത്തിന്റെ കുറവ് വന്നപ്പോഴാണ് ബ്രാഡ്മാനെ പരിഗണിക്കപെട്ടത്. ആദ്യ കളിയിൽ തന്നെ പുറത്താകാതെ 37 റൺസും 29 റൺസും നേടി. ഇതേ സമയത്തായിരുന്നു ബ്രാഡ്മാനെ അദ്ദേഹത്തിന്റെ പിതാവ് സിഡ്നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ചാം ആഷസ് പരമ്പര കാണിക്കാൻ കൊണ്ടുപോയത്. ഇതേ ദിവസം ബ്രാഡ്മാന് തീവ്രമായ ഒരു ഉൽക്കർഷേച്ഛ ഉണ്ടായി, ‘’ഈ ഗ്രൗണ്ടിൽ കളിക്കുന്നത് വരെ ഞാൻ ഒരിക്കലും തൃപ്തനാകില്ല‘’ എന്ന് അദ്ദേഹം സ്വന്തം പിതാവിനോട് പറഞ്ഞു.[16] 1922ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രാഡ്മാൻ ജോലിയ്ക്കായി നാട്ടിൽ തന്നെയുള്ള സ്ഥാവര വസ്തു കച്ചവട സ്ഥാപനത്തിൽ ജോലി നോക്കി. സ്ഥാപനത്തിന്റെ ഉടമ ബ്രാഡ്മാന്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമുള്ളപ്പൊഴൊക്കെ അവധി നൽകുമായിരുന്നു. ടെന്നീസിന്റെ പിറകേ നടന്ന് ബ്രാഡ്മാൻ രണ്ട് വർഷത്തേക്ക് ക്രിക്കറ്റ് ഉപേക്ഷിച്ചു. എന്നാൽ 1925–26 ആയപ്പൊഴേക്കും ക്രിക്കറ്റിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തി.[17] ബ്രൗൾ ടീമിലേക്ക് സ്ഥിരമായി തിരെഞ്ഞെടുക്കുന്ന ഒരാളായിരുന്നു ബ്രാഡ്മാൻ; അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പല പ്രകടനങ്ങളും സിഡ്നിയിലെ മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയാകർഷിച്ചു. പ്രത്യേകിച്ചും പായ് വിരിച്ച കോൺക്രീറ്റ് പിച്ചുകളിലെ പ്രകടങ്ങൾ. അതുപോലെ തന്നെ ഉൾനാടുകളിലെ ബ്രൗൾ ടീമിന്റെ മത്സരങ്ങളിൽ എതിരാളികളെ ബ്രാഡ്മാൻ നേരിടുന്ന രീതിയും അദ്ദേഹത്തിന്റെ ശ്രദ്ധേയത ഉയർത്തി. പ്രഗൽഭ ബൗളറായാ ബിൽ ഓ റെയ്‌ലി കളിച്ചിരുന്ന ടീമായ വിൻഗെലൊ ടീമിനെതിരെ ബ്രാഡ്മാൻ 234 റൺസ് നേടി.[4][18] മോസ് വെയ്‌സുമായി അഞ്ച് ശനിയാഴ്ചകളിൽ തുടർച്ചയായി നടന്ന കലാശക്കളിയിലും ബ്രാഡ്മാൻ മികച്ച സ്കോർ നേടി, മത്സരത്തിൽ ബ്രാഡ്മാൻ പുറത്താകാതെ 320 റൺസാണ് നേടിയത്.[15] 1926ലെ ശിശിര കാലത്ത് ഓസ്ട്രേലിയൻ ടീം ആഷസ് പരമ്പര തോറ്റു, ഈ ടീമിൽ അധികവും പ്രായം കൂടുതലുള്ളവരായിരുന്നു. തോൽ‌വിയെ തുടർന്നു നല്ലൊരു ഭാഗം കളിക്കാരും ടീമിൽ നിന്ന് വിരമിച്ചു.[19 ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ യുവാക്കളായ കളിക്കാരെ കിട്ടാനുഅള്ള അന്വേഷണം തുടങ്ങി. ബ്രൗളിന്റെ ഉയർന്ന സ്കോററായ ബ്രാഡ്മാന്‌ ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സിഡ്നിയിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ച് കരുതലോടു കൂടി കത്തെഴുതി. അനന്തരമായി ബ്രാഡ്മാൻ ഇടവിട്ട ആഴ്ചകളിൽ ടെന്നീസിന്റേയും ക്രിക്കറ്റിന്റേയും കണ്ട്രി വീക്ക് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ആഴ്ച മാത്രമെ പണിയിൽ നിന്നു വിട്ടുനിൽക്കാവു എന്ന് അവസാനം മേലധികാരിയിൽ നിന്നും ബ്രാഡ്മാന്‌ അന്ത്യശാസനവും ലഭിച്ചു. അതിനാൽ ഈ രണ്ട് കായിക ഇനങ്ങളിൽ നിന്ന്[17] ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വന്നു ബ്രാഡ്മാന്‌. അവസാനം അദ്ദേഹം ക്രിക്കറ്റ് തിരെഞ്ഞെടുത്തു. കണ്ട്രി വീക്കിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായതിനാൽ സെന്റ് ജോർജ്ജ് ക്ലബിലേക്ക് 1926–27 സീസണിൽ കളിക്കുവാൻ ക്ഷണം കിട്ടി. ആദ്യ മത്സരത്തിൽ തന്നെ ബ്രാഡ്മാൻ 110 റൺസ് നേടി, ടർഫ് പിച്ചിലെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.[20] 1927 ജനുവരി 1 ന്‌ ബ്രാഡ്മാൻ ന്യൂ സൗത്ത് വെയിൽസിന്റെ രണ്ടാം ടീമിലേക്ക് തിരഞ്ഞെടുക്ക പെട്ടു. എല്ലാ ശനിയാഴ്ചകളിലും സെന്റ് ജോർജ്ജിൽ ക്രിക്കറ്റ് കളിക്കുവാൻ വേണ്ടി ബ്രാഡ്മാൻ 81 മൈൽ (130 കിലോമീറ്റർ) യാത്ര ചെയ്യുമായിരുന്നു.[18] പിന്നീടുള്ള സീസണുകളിൽ ബ്രൗളിലെ കുട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ്‌ കണ്ടത്.[15] യോഗ്യനല്ലാത്ത ആർക്കി ജാക്സണിന്‌ ബദലായി ബ്രാഡ്മാൻ ന്യൂ സൗത്ത് വെയിൽസ് ടീമിൽ വന്നു. ബ്രാഡ്മാൻ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത് അഡ്ലെയ്ഡിലെ ഓവലിലാണ്‌. ഈ സമയം 19 വയസ്സായിരുന്നു ബ്രാഡ്മാന്‌ പ്രായം. ഫസ്റ്റ് ക്ലാസിലും കന്നി മത്സരത്തിൽ ശതകം നേടാൻ ബ്രാഡ്മാന്‌ കഴിഞ്ഞു,118 റൺസായിരുന്നു സംഭാവന. വേഗത്തിലുള്ള ഫുട് വർക്ക്, ശാന്തത, ആത്മവിശ്വാസം, വേഗത്തിലുള്ള സ്കോറിംഗ് ഇവയായിരുന്നു ബ്രാഡ്മാന്റെ മുഖമുദ്രകൾ.[21] സീസണിലെ അവസാന മത്സരത്തിൽ ഷെഫീൽഡ് ഷീൽഡ് ചാമ്പ്യന്മാരായ വിക്ടോറിയ ബുഷ്റേഞ്ചേഴ്സിനെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറി ബ്രാഡ്മാൻ നേടി. പക്ഷെ സമർത്ഥനായ ബ്രാഡ്മാനെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തില്ല.[22] ടെസ്റ്റ് ടീമിലേക്ക് ഇടം നേടാനുള്ള സാധ്യത സിഡ്‌നിയിൽ കൂടുതലാണന്ന് മനസ്സിലാക്കിയ ബ്രാഡ്മാൻ 1928–29 സീസണിൽ സിഡ്‌നിയിലേക്ക് പോകുവാൻ തീരുമാനിച്ചു, ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിൽ എത്തിയ സമായമായിരുന്നു അത്. അവിടേയും ആദ്യമൊക്കെ സ്ഥാവര വസ്തു കച്ചവട സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ബ്രാഡ്മാൻ 'മിക്ക് സിമ്മൻസ് ലിമിറ്റഡ്' എന്ന കമ്പിനിയിൽ കായിക ഉപകരങ്ങൾ വിൽക്കുന്ന ജോലി കിട്ടി. ഷെഫീൽഡ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ക്യൂൻസിലാന്റിനെതിരെ രണ്ട് ഇന്നിം‌ഗ്‌സുകളിലും ബ്രാഡ്‌മാൻ സെഞ്ച്വറി നേടി.പര്യടനത്തിനു വന്ന ഇംഗ്ലീഷ് ടീമിനെത്തിരെ 87 ഉം 132(പുറത്താകാതെ) നേടി. ഇത് ബ്രിസ്‌ബെയിനിൽ നടക്കുന്ന ആദ്യ ടെസ്റ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു.[17] 452 റൺസ് നേടിയ ബ്രാഡ്മാനെ ടീമം‌ഗങ്ങൾ ചുമലിലേറ്റി ആഹ്ലാദം പങ്കിടുന്നു. പത്ത് ഫസ്റ്റ്-ക്ലാസ് മത്സരങ്ങൾ കളിച്ചതിനിടയിൽ തന്നെ ടീമംഗങ്ങൾ ബ്രാഡ്‌മനെ ബ്രാഡിൽസ് എന്ന വട്ടപ്പേര്‌ വിളിച്ചു തുടങ്ങി,[23] കളിച്ച ആദ്യ ടെസ്റ്റ് തന്നെ പരുഷമായ ഒരു അനുഭവ ജ്ഞാനമാണ്‌ ബ്രാഡ്‌മാനു നൽകിയത്. ചിക്കണമായ പിച്ചിൽ കളിച്ച മത്സരത്തിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ വെറും 66 റൺസ് എടുക്കിന്നതിനിടെ എല്ലാവരും പുറത്തായി അങ്ങനെ ആ കളിയിൽ ഓസ്ട്രേലിയ 675 റൺസിന്റെ കൂറ്റൻ തോൽ‌വി ഏറ്റു വാങ്ങി (ഇത് ഇപ്പോഴും ഒരു റെക്കോഡാണ്‌ 24] ആദ്യ ടെസ്റ്റിലെ ബ്രാഡ്മാന്റെ സംഭാവന യഥാക്രമം 18 ഉം 1 റൺസ് വീതമായിരുന്നു, ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് രണ്ടാം ടെസ്റ്റിലേക്കുള്ള ടീമിൽ പന്ത്രണ്ടാമതായാണ്‌ ബ്രാഡ്‌മാനെ ഉൾപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബിൽ പോൻസ്ഫോർഡിന്‌ പരിക്കേറ്റതിനെ തുടർന്ന് ഫീൽഡ് ചെയ്യാൻ പകരക്കാരനായി ബ്രാഡ്മാൻ ഇറങ്ങി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 863 റൺസിന്‌ മറുപടിയായി ഇംഗ്ലണ്ട് 636 റൺസ് നേടി. ആർ. എസ്. വൈറ്റിംഗ്ടൺ ഇങ്ങനെ എഴുതി അവൻ ഒറ്റയ്ക്ക് പത്തൊൻപത് റൺസേ നേടിയിട്ടുള്ളെങ്കിലും ഈ പരിചയം കാണിക്കുന്നത് അന്നത്തോടുള്ള അവന്റെ ചിന്തയേ ആണ്‌.[25] മെൽബൺ ക്രിക്കറ്റ് ഗ്രണ്ടിലെ മൂന്നാം ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ട ബ്രാഡ്‌മാൻ 79 ഉം 112ഉം റൺസ് വീതം നേടി, ടെസ്റ്റ് ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി,[26] പക്ഷെ ആ കളിയിലും ഓസ്ട്രേലിയ പരാജയപ്പെട്ടു. അടുത്ത തോ‌ൽ‌വി നാലാം ടെസ്റ്റിലായിരുന്നു. 58 റൺസ് എടുത്ത് നിന്ന ബ്രാഡ്‌മാൻ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ റണ്ണൗട്ടായി.[27] ബ്രാഡ്മാന്റെ ടെസ്റ്റ് ജീവിതത്തിലെ ഏക റണ്ണൗട്ടായിരുന്നു ഇത്, ഈ കളിയിൽ ഇംഗ്ലണ്ട് വെറും 12 റൺസിന്റെ വ്യത്യാസത്തിലാണ്‌ വിജയിച്ചത്.[28] ബ്രാഡ്‌മൻ തന്റെ കൈയ്യൊപ്പുള്ള വില്ല്യം സൈക്ക് ബാറ്റുമായി 1930 കളിലെ ചിത്രം. ഇപ്പോഴും ബ്രാഡ്‌മാന്റെ കയ്യൊപ്പുള്ള ബാറ്റുകൾ നിർമ്മിക്കുനത് വില്ല്യമിന്റെ അനന്തരാവകാശികളാണ്‌. 434 നിൽക്കുമ്പോൾ എനിക്ക് കൗതുകാവിഷ്ടമായ ഒരു പ്രകൃത്യാഗുണമുള്ളപോലെ തോന്നി പന്ത് വരുന്നത് ലെഗ് സ്റ്റം‌പിലേക്കാണ്‌ എന്ന് വിലയിരുത്തലുകൾ നടത്താനുള്ള കഴിവ് എനിക്ക് തോന്നി, പന്ത് എറിയുന്നതിൻ മുൻപ് തന്നെ ഷോട്ടുനുള്ള തയ്യാറെടുപ്പ് നടത്താൻ കഴിഞ്ഞു. നിസ്സംശയമായി പന്ത് ഞാൻ വിചാരിച്ച് സ്ഥലത്തു തന്നെ കുത്തി, സ്ക്വയർ ലെഗ്ഗിലെ ബൗണ്ടറിയിലേക്ക് അടിച്ചു. മനസ്സിൽ സ്ഥിരപ്പെടുത്തിയ ഒരു റെക്കോഡ് അങ്ങനെ ഞാൻ നേടി.[31] പ്രത്യക്ഷമായി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ബ്രാഡ്മാനെ ഉൾപ്പെടുത്തിയെങ്കിലും, ബ്രാഡ്‌മാന്റെ കീഴ്വഴക്കമനുസരിക്കാത്ത ശൈലികൾ വേഗം കുറഞ്ഞ ഇംഗ്ലീഷ് പിച്ചുകളിൽ എത്ര മാത്രം വിജയിക്കും എന്നൊരു പൊതു സന്ദേഹം ഉയർന്നു വന്നു. പേഴ്സി ഫെണ്ടർ ഇങ്ങനെ എഴുതി:[32] “ മിടുമിടുക്കനായ ആൾക്കാരുടെ വിഭാഗത്തിലാണ്‌ അദ്ദേഹമെങ്കിലും, ബലഹീനമായ ഒന്നുണ്ട്. വിപുലമായ പ്ര‍ത്യാശ ബ്രാഡ്മാനിലുണ്ടെങ്കിലും പ്രേരകമായ ദൃഢവിശ്വാസം മാത്രമാണ്‌ അയാളിലുള്ള വിശ്വാസം കെട്ടുറപ്പിക്കുന്നത്. പല രീതിയിലുള്ള തെറ്റുകൾ സംഭവിക്കുന്നു, അവ ആവർത്തിക്കപ്പെടുന്നു; അയാൾ ആ തെറ്റുകൾ തിരുത്തുന്നില്ല, അതോ മനഃപൂർ‌വ്വം വീണ്ടും ചെയ്യുന്നു. അയാൾ സമ്പൂർണ്ണമായ ഒരു സമയത്ത് ജീവിക്കാൻ യോഗ്യതയുളളവനാണെന്ന് തോന്നിപ്പിക്കുന്നു. ” അതിപ്ര‍ശംസകൾ ബ്രാഡ്‌മാന്റെ ബാറ്റിംഗ് കഴിവുകളെ പരിമിതപ്പെടുത്തിയില്ല; നിരൂപകർ ബ്രാഡ്‌മാന്റെ സ്വഭാവ ഗുണത്തെ അധികം പ്രശംസിച്ചുമില്ല. ഓസ്ട്രേലിയ വെളിച്ചത്തുകൊണ്ടു വന്ന ഒരു ശൂരനുണ്ട് പഴയ ഓസ്ട്രേലിയൻ ടെസ്റ്റ് കളിക്കാരനായ ക്ലെം ഹിൽ ആവേശപൂർവ്വം ഇങ്ങനെ ബ്രാഡ്മാനെ പുകഴ്ത്തി. സ്വയം ശിക്ഷണം, പ്രകൃത്യായുള്ള കഴിവുകൾ. പക്ഷെ ഇതിലെല്ലാമുപരി നല്ലൊരു മനസ്സിനുടമ.[31] ടീം സെലക്ടറായ ഡിക് ജോൺസ് തന്റെ ശക്തമായ നിരീക്ഷണത്തിൽ ഇങ്ങനെ പ്രസ്താവിച്ചു, പഴയ കളിക്കാരോടുള്ള അയാളുടെ സംഭാഷണം ശ്രവിക്കാൻ നല്ലതാണ്‌, എല്ലാം വളരെ ശ്രദ്ധാപൂർ‌വ്വം കേൾക്കാൻ തയ്യാറാകുകയും അവയ്ക്ക് പിന്നീട് വിനയാന്വിതനായി മറുപടിപറയുകയും ചെയ്യും വളരെ നന്ദി 31] 1930ലെ ആഷസ് പരമ്പര വിജയത്തിന്‌ അഭീഷ്ടമായ ടീം ഇംഗ്ലണ്ടായിരുന്നു,[33] എങ്കിലും ഓസ്ട്രേലിയക്കാർക്ക് അവരുടെ അമിതമായ പ്ര‍തീക്ഷ ചുറുചുറുക്കുളള ബാറ്റ്സ്മാന്മാരായ ബ്രാഡ്മാനും ജാക്സണും തിളങ്ങണമെന്നായിരുന്നു. ഈ ജോഡികളിൽ ലക്ഷണമൊത്ത ബാറ്റിംഗ് സാങ്കേതികത്തികവിൽ ജാക്സണിലായിരുന്നു പ്ര‍തീക്ഷ കൂടുതൽ.[34] എന്നിരുന്നാലും പര്യടനത്തിന്റെ തുടക്കം തന്നെ വോർകെസെസ്റ്ററിൽ 236 റൺസ് നേടിയ ബ്രാഡ്മാൻ മേയ് അവസാനത്തോടെ ഫസ്റ്റ്-ക്ലാസിൽ 1,000 റൺസ് നേടി, ഈ നാഴിക പിന്നിടുന്ന അഞ്ചാമത്തെ കളിക്കാരനും ആദ്യ ഓസ്ട്രേലിയനുമായി ബ്രാഡ്മാൻ.[35] ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ രണ്ടാം ഇന്നിംഗ്സിൽ 131റൺസ് ബ്രാഡ്‌മാൻ നേടിയെങ്കിലും ഓസ്ട്രേലിയ മത്സരത്തിൽ പരാജയപ്പെട്ടു. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് നിലവാരം മറ്റൊരു തലത്തിലേക്ക് മാറി, ബ്രാഡ്മാൻ 254 റൺസ് നേടിയ ഈക്കളിയിൽ ഓസ്ട്രേലിയ വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തു. പിന്നീട് ബ്രാഡ്മാൻ ഈ ഇന്നിംഗ്‌സിനെ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നു ഇങ്ങനെ വിലയിരുത്തി, പ്രായോഗികമായി ഒരു ഒഴിവാക്കലും കൂടാതെ പന്ത് എങ്ങോട്ട് പോകണോ അങ്ങൊട്ടെല്ലാം പോയി.[36] ബ്രാഡ്‌മാന്റെ ദ്രുത ഗതിയുലുള്ള ഫുട് വർക്കും പന്തിനെ കൈകാര്യം ചെയ്യുന്ന രീതിയും വിസ്ഡൺ ഇങ്ങനെ കുറിച്ചു, വിക്കറ്റിന്റെ നാനാ ഭാഗത്തും കൃത്യയതയോടെയും, ആധികാരികമായും കൂടാതെ ഗ്രണ്ടിൽ പന്തിനെ നിരീക്ഷിക്കുന്ന തെറ്റുപറയാനില്ലാത്ത ഏകാഗ്രത.[37] പ്രതീക്ഷകളെ കടത്തി വെട്ടുന്ന രീതിയിലായിരുന്നു റൺസ് നേട്ടം. ജൂലായ് 11 ന്‌ ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു മുൻപ് തന്നെ ബ്രാഡ്മാൻ ശതകം തികച്ചു, ടെസ്റ്റിൽ ഒരു സെഷനുള്ളിൽ തന്നെ സെഞ്ച്വറി നേടുന്നവരുടെ കൂട്ടത്തിൽ ബ്രാഡ്മാനും സ്ഥാനം കിട്ടി, വിക്ടർ ട്രമ്പറും ചാർളി മക്കാർട്നിയും ആണ്‌ മുൻപ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.[38] ഉച്ചഭക്ഷണത്തിനു ശേഷവും ചായയ്ക്കുമിടയിലുള്ള സമയത്ത് പിന്നേം ഒരു നൂറ് റൺസ് കൂടി സ്വന്തം സ്കോറിനൊപ്പം ബ്രാഡ്മാൻ ചേർത്തു. ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൽ ബ്രാഡ്മാൻ 309 റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് മത്സരങ്ങളിൽ ഒറ്റ ദിവസം കൊണ്ട് 300നു മുകളിൽ റൺസ് നേടിയിട്ടുള്ള ലോകത്തിലെ ഏക ക്രിക്കറ്റർ ബ്രാഡ്മാനാണ്‌.[39] ആൻഡി സന്ധാമിന്റെ 325 റൺസിനെ മറികടന്ന് ബ്രാഡ്മാന്റെ നേറ്റിയ സ്കോറായ 334 റൺസ് ഒരിക്കൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മുന്തിയ സ്കോറായിരുന്നു.[40] ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ ബ്രാഡ്മാനായിരുന്നു, ബ്രാഡ്മാന്റെ പിന്നിൽ 77 റൺസ് നേടിയ അലൻ കിപ്പാക്സായിരുന്നു. ഈ നേട്ടം കണക്കിലെടുത്ത് ബിസിനസ്സ്കാരനായ ആർതർ വൈറ്റ്ലാ ബ്രാഡ്മാന്‌ £1,000 ന്റെ ചെക്ക് സമർപ്പിച്ചു.[41] മോശം കാലാവസ്ഥയെ തുടർന്ന് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, നാലാം ടെസ്റ്റിന്റെ ഗതിയും മറ്റൊന്നല്ലായിരുന്നു. ബ്രാഡ്മാൻ(നടുക്കലത്തെ വരിയിൽ വലതു നിന്ന് രണ്ടാമത്) 1930ലെ ടീമിനൊപ്പം നിർണ്ണായകമായ ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 405 റൺസ് നേടി. മഴ തടസ്സപ്പെടുത്തിയ ഓസ്ട്രേലിയൻ ഇന്നിംഗ്സ് മുന്ന് ദിവസം നീണ്ടു, ഇത്തവണയും ബ്രാഡ്മാൻ സെഞ്ച്വറി നേടിയപ്പോൾ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 290 റൺസിന്റെ വമ്പൻ ലീഡ് നേടി. ഈ ഇന്നിംഗ്സിൽ 232 റൺസായിരുന്നു ബ്രാഡ്മാന്റെ സംഭാവന. മഴ തടസ്സപ്പെടുത്തിയ ഈ കളിയിൽ ആർക്കി ജാക്സണും ബ്രാഡ്മാനും ചേർന്ന നിർണ്ണായക കൂട്ടുകെട്ടാണ് ഓസ്ട്രേലിയയ്ക്ക് ഒരു ലീഡ് നേടികൊടുക്കാൻ സഹായിച്ചത്. പൊതുവെ ദുഷ്കരമായ പിച്ചിൽ ഹരോൾഡ് ലാർ‌വുഡിന്റേ വേഗതയുള്ള കുത്തി വരുന്ന പന്തുകളെ ഈ കൂട്ട് കെട്ട് ശ്രദ്ധാപൂർവ്വമാണ് നേരിട്ടത്. ഈ കളിയെ പറ്റി വിസ്ഡൺ പറഞ്ഞതിങ്ങനെ:[42] “ ബുധനാഴ്ച രാവിലെ, ബൗളർമാർക്കനുകൂലമായ രീതിയിൽ പന്തിന് നല്ല ഒഴുക്കുണ്ടായിരുന്നു. പന്ത്, നിരവധി തവണ ഇരു ബാറ്റ്സ്മാന്മാരുടേയും ദേഹത്ത് കൊള്ളുന്നുണ്ടായിരുന്നു ഇരുവരും ഒന്നിലധികം തവണ പന്ത് അപകടകരമായ രീതിയിൽ ഉയർത്തിവിട്ടിരുന്നെങ്കിലും എപ്പോഴത്തേയും പോലെ ഫീൽഡറിൽ നിന്നും അകലെയാണ് വീണത്. ” പരമ്പരയിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് ചലനാത്മകമായിരുന്നെങ്കിലും ഫീൽഡിനു വെളിയിൽ അധികം സൗഹൃദം ഇഷ്ടപ്പെടാതെ ഏകാനായി നടക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. ടീമിലെ മറ്റംഗങ്ങളിൽ നിന്നും ഒരു ദൂരം ബ്രാഡ്മാൻ സൂക്ഷിച്ചിരുന്നു, തനിക്ക് കിട്ടുന്ന പണം സ്വന്തം ആവിശ്യത്തിനു മാത്രമായി ചിലവഴിക്കാനായിരുന്നു ബ്രാഡ്മാൻ ഇഷ്ടപ്പെട്ടത് .ടീമംഗങ്ങളുടെ കൂടെ ഒരു പാർട്ടിക്കു പോകാനൊ അവരോടൊപ്പം മദ്യം കഴിക്കുന്നതിനോ ബ്രാഡ്മാൻ പണം മുടക്കിയിരുന്നില്ല.[8] തന്റെ ഒഴിവു സമയങ്ങളിൽ അധികവും ബ്രാഡ്മാൻ ചിലവഴിച്ചത് ഏകനായി ഇരിക്കുന്നതിലും എഴുത്തിലുമായിരുന്നു. തിരിച്ച് ഓസ്ട്രേലിയയിൽ മടങ്ങി എത്തിയപ്പോൾ ലഭിച്ച സ്വീകരണം ബ്രാഡ്മാനെ കൗതുകപ്പെടുത്തി; തികച്ചും ഇഷ്ടക്കേടുളള ഒരു വീരപുരുഷനായി ബ്രാഡ്മാൻ.[8] തന്റെ ഒരു ഉദ്യോഗസ്ഥൻ നേടിയ ഈ പുതിയ പെരുമയ്ക്ക് വേണ്ടി പണം ചിലവഴിക്കാൻ മൈക്ക് സിമ്മൺസ് തീരുമാനിച്ചു. മറ്റ് ടീമംഗങ്ങളെ വിട്ട് അഡ്‌ലെയിഡിലും, മെൽബണിലും, സിഡ്നിയിലും ജന്മദേശമായ ബ്രൗളിലും ഒരുക്കിയിട്ടുള്ള സ്വീകരണങ്ങളിൽ പങ്കു ചേരാൻ അവർ ബ്രാഡ്മാനോട് ആവിശ്യപ്പെട്ടു, അവിടെ വച്ച് ഷെവർലയുടെ പുതിയ ഒരു വാഹനവും അവർ ബ്രാഡ്മാന്‌ സമ്മാനിച്ചു. എല്ലാ സ്വീകരണസ്ഥലങ്ങളിലും ബ്രാഡ്മാന്‌ ധാരാളം പ്രശംസകൾ ലഭിച്ചു. ഈ നേട്ടം എല്ലാം ബ്രാഡ്മാൻ എന്ന വ്യക്തിയുടേത് മാത്രം ആയിരുന്നു. ക്രമേണ ടീമംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായി വന്നു.[8] ഓസ്ട്രേലിയയുടെ വിജയത്തെ പറ്റി ഉപനായകനായ വിക് റിച്ചാർഡ്‌സൺ പറഞ്ഞതിപ്രകാരമാണ്‌‌;[47] “ ബ്രാഡ്മാനില്ലാതെ ഞങ്ങൾക്ക് ഏത് ടീമിനോടും മത്സരിക്കാം, പക്ഷെ ക്ലാരി ഗ്രിമ്മെറ്റില്ലാതെ ഞങ്ങൾക്ക് അന്ധരോട് പോലും കളിക്കാൻ കഴിയില്ല. ” മുൻപെ നടന്ന ഇംഗ്ലണ്ട് പരമ്പരയെ വച്ചു നോക്കുമ്പോൾ 1930-31 കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ശാന്തനായായിരുന്നു ബ്രാഡ്മാൻ ബാറ്റ് ചെയ്തത്, എന്നിരുന്നാൽ കൂടിയും ബ്രിസ്ബെയിനിൽ നടന്ന മൂന്നാം ടെസ്റ്റിൽ 297 മിനിട്ടിനുള്ളിൽ 223 റൺസ് നേടാൻ ബ്രാഡ്മാനായി. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 154 മിനിട്ടിനുള്ളിൽ 152 റൺസും നേടി.[48] 1931-32ലെ ദക്ഷിണാഫ്രികയുമായുള്ള പരമ്പരയിലും ബ്രാഡ്മാൻ തിളങ്ങി.ന്യൂ സൗത്ത് വേയിൽസിനു വേണ്ടി കളിച്ച ബ്രാഡ്മാൻ സന്ദർശകർക്കെതിരെ 30, 135, 219 റൺസ് വീതം നേടി. ടെസ്റ്റ് പരമ്പരകളിലെ ബ്രാഡ്മാന്റെ സ്കോറുകൾ 226(227 മിനിട്ടിൽ 112(155 മിനിട്ടിൽ 2, 167(183 മിനിട്ടിൽ) എന്നിങ്ങനെ ആയിരുന്നു; അഡ്‌ലെയിഡിൽ നടന്ന നാലാം ടെസ്റ്റിൽ ബ്രാഡ്മാൻ പുറത്താകാതെ 299 റൺസ് നേടി, ടെസ്റ്റിൽ ഓസ്ട്രേലിയയിൽ വച്ചു നേടുന്ന ഏറ്റവും മുന്തിയ സ്കോറാണിത്.[49][50] രണ്ട് പരമ്പരകളിലായി നടന്ന പത്തു മത്സരങ്ങളിൽ ഒൻപതെണ്ണത്തിലും ഓസ്ട്രേലിയയ്ക്ക് വിജയിക്കാനായി. ബ്രാഡ്മാൻ കൂടെയുള്ളിടത്തോളം കാലം ഓസ്ട്രേലിയ അപാരാജിതരായിരിക്കും ബ്രാഡ്മാന്‌ നേടാൻ കഴിയുന്ന റൺസിന്‌ നിയമപരമായി ഒരു പരിമിതി വയ്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാരിലേബൺ ക്രിക്കറ്റ് ക്ലബ്ബ് ആയിരുന്നു ആ കാലഘട്ടത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നിയന്ത്രിച്ചിരുന്നത്, ബാറ്റിംഗ് നിപുണനായ ബ്രാഡ്മാനെ നിയന്ത്രിക്കുന്നതിന്‌ ഇംഗ്ലീഷ് ടീം ഏതെങ്കിലും ഒരു പുതിയ ബൗളറേ കൊണ്ടു വരികയോ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയോ വേണമെന്ന് വാർനേഴ്സ് അഭിപ്രായപ്പെട്ടു. കൂടുതൽ തന്ത്രങ്ങൾ മെനയുന്നതിനായി വാർനേഴ്സ് ഇംഗ്ലണ്ട് ടീമിന്റെ നായകനായി ഡഗ്ലസ് ജാർഡിനെ നിയമിച്ചു, ഇതിന്റെ മുന്നോടിയായി 1932-33 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ജാർഡിൻ നായകനും വാർനർ മനേജറുമായി.[56] 1930-ൽ ഓവലിൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ 232 റൺസ് നേടിയെങ്കിലും കുത്തി പൊങ്ങി വരുന്ന പന്തുകളെ നേരിടാനുള്ള ബ്രാഡ്മാന്റെ പ്രയാസം അനുസ്മരിച്ച ജാർഡിൻ പാരമ്പര്യ ലെഗ് തിയറിയും ഷോർട്ട് പിച്ച് പന്തുകളും സം‌യോജിപ്പിച്ച് ബ്രാഡ്മാനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. തനെ ഈ പുതിയ ബൗളിംഗ് തന്ത്രം ജാർഡിൻ നോട്ടിംഹാംഷെയറിലെ ഫാസ്റ്റ് ബൗളറായ ഹരോൾഡ് ലാർ‌വുഡിനോടും ബിൽ വോസിനും വിവരിച്ചു കൊടുത്തു. ജാർഡിന്റെ ഈ തന്ത്രങ്ങൾക്ക് കരുത്തു പകരാനായി ഇംഗ്ലീഷ് സെലക്ഷൻ കമ്മിറ്റി മറ്റ് മൂന്ന് ഫാസ്റ്റ് ബൗളറേക്കൂടി ടീമിൽ എടുത്തിരുന്നു. ടീമിലെ പതിവിൽ കവിഞ്ഞുള്ള ഫാസ്റ്റ് ബൗളർമാരുടെ എണ്ണത്തേ പറ്റി രണ്ട് രാജ്യത്തുനിന്നും ധാരാളം വിമർശനങ്ങളുണ്ടായി, ബൗളർമാരുടെ ഈ എണ്ണക്കൂടുതലിനെ ബ്രാഡ്മാനും ആശങ്കയോടെയാണ്‌ കണ്ടത്.[15] വിശ്വപ്രസിദ്ധമായ ഡക്ക്: ബ്രാഡ്മാൻ ബോഡിലൈൻ പന്തുകളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നു കാണാനെത്തിയ കാണികളുടെ(എണ്ണത്തിൽ ഒരു ലോക റിക്കോഡാണ്‌) മുന്നിൽ എം.സി.ജി. സ്റ്റേഡിയത്തിൽ വച്ച് ബൗൾഡാകുന്നു. “ അവനു നേരെ പ്രയോഗിക്കാൻ നൂതനമായി ഒരുക്കിയതാണ് ബോഡിലൈൻ‌, തത്ഫലമായി വളരെ സാവധാനം വരേണ്ട മാറ്റം വളരെപ്പെട്ടെന്ന് തന്നെ അയാളുടെ തന്ത്രങ്ങളിൽ വ്യതിയാനം ഉണ്ടാക്കി. ഈർജ്ജ്വസ്വലമായ എന്തൊ ഒന്ന് ബോഡിലൈൻ അയാളിൽ നിന്നും പറിച്ചെടുത്തു. ” തുടർച്ചയായി ലഭിക്കുന്ന ഈ പ്രശസ്തിയും പൊതു സമൂഹത്തിൽ അറിയപ്പെടുന്നതുമുലമുള്ള അനർത്ഥങ്ങളും ഒഴിവാക്കാൻ വേണ്ടി ക്രിക്കറ്റിന്റെ പ്രശസ്തിയിൽ നിന്നും ഒളിച്ചോടി മറ്റൊരു തൊഴിൽ ചെയ്യുന്നതിനെ പറ്റി ബ്രാഡ്മാൻ കാര്യമായി ഇക്കാലത്ത് ചിന്തിച്ചു.[66] അഡ്ലെയ്ഡിലേക്ക് താമസം മാറി ദക്ഷിണാസ്ട്രേലിയയുടെ നയക സ്ഥാനം ഏറ്റെടുക്കാൻ തല്പ്പരനാണെങ്കിൽ ഒരു ഓഹരി ദല്ലാളിന്റെ തൊഴിൽ നൽകാം എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിലുണ്ടായിരുന്ന ദക്ഷിണാസ്ട്രേലിയക്കാരനായ ഹാരി ഹോഡ്ജെറ്റ്സ് ബ്രാഡ്മാന്‌ വാഗ്ദാനം കൊടുത്തു. പൊതു സമൂഹം ഇക്കാര്യം അറിയുന്നതിനു മുന്നെ ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ബ്രാഡ്മാന്‌ സഹായധനം നൽകി.[67] താമസം മാറുന്നതിനോട് ജെസ്സിക്ക് വിയോജിപ്പായിരുന്നെങ്കിലും പതുക്കെ 1934 ഫെബ്രുവരിയിൽ ബ്രാഡ്മാൻ ഈ ഉടമ്പടി അംഗീകരിച്ചു.[68] “ നിയന്ത്ര‍ണമില്ലാത്ത പല ഷോട്ടുകളും കളിച്ച് പുറത്തായ പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് അയാൾ ഈ രീതിക്ക് ഒരു പരിധി വരെ മാറ്റം വരുത്തുകയും പ്രതിരോധത്തിലൂന്നിയ ഷോട്ടുകൾ കളിയ്ക്കാൻ തുടങ്ങുകയും ചെയ്തു. ” 1934ലെ ആഷസ് സീരിസിൽ വിതരണം ചെയ്ത സിഗരറ്റ് കാർഡ്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ബ്രാഡ്മാനും പോൺസ്ഫോർഡും ചേർന്ന് മറ്റൊരു കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ഇത്തവണ ഈ ജോഡികൾ നേടിയത് 451 റൺസായിരുന്നു. ഇത് കഷ്ഠിച്ച് ഒരു മാസം മുൻപ് ഇതേ ജോഡികൾ തന്നെ പടുത്തുയർത്തിയ കൂട്ട്കെട്ടാണ്‌ പഴങ്കഥയാക്കിയത്; ഈ ലോകറിക്കോഡ് ഏകദേശം 57 കൊല്ലത്തോളം തകർക്കപ്പെടാതെ ഇരുന്നു.[75] ഈ കൂട്ട്കെട്ടിൽ ബ്രാഡ്മാന്റെ പങ്ക് 271 പന്തുകളിൽ നിന്നായി 244 റൺസായിരുന്നു, ഒന്നാം ഇന്നിംഗ്സിൽ 701 റൺസ് നേടിയ ഓസ്ട്രേലിയ അവസാന മത്സരത്തിൽ 562 റൺസിനു വിജയിച്ചു. കഴിഞ്ഞ അഞ്ച് പരമ്പരകളിലായി നാല്‌ തവണയാണ്‌ ആഷസ് കൈമറിയുന്നത്.[78] ബ്രാഡ്മാന്റെ വിരമിക്കൽ വരെ ആഷസ് തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ടിന്‌ കഴിഞ്ഞിട്ടില്ല. പരമ്പരയുടെ അവസാന രണ്ട് ടെസ്റ്റുകളിൽ ബ്രാഡ്മാൻ ശതകം നേടിയപ്പോൾ നഷ്ടപ്പെട്ട ആരോഗ്യം അദ്ദേഹം വീണ്ടെടുത്തു എന്ന് ഏവരും കരുതി. എന്നാൽ പരമ്പര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായറെടുക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ അതി കഠിനമായ ഉദരസംബന്ധ വേദന ഉണ്ടായത്. 24 മണിക്കൂറിലേറത്തെ പരിശോധനയ്ക്കൊടുവിൽ പ്രശ്നം ഗുരുതരമായ അപ്പെൻഡിസൈറ്റിസ് ആണ്‌ എന്നു മനസ്സിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, ഉടൻ തന്നെ ശസ്ത്ര‍ക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. നാലുമണിക്കൂറുകൾ നീണ്ട ഈ ശസ്ത്രക്ക്രിയയെ തുടർന്ന് ബ്രാഡ്മാന്‌ ധാരാളം രക്തം നഷ്ടപെട്ടു കൂടാതെ ആന്ത്ര‍സ്തരവീക്കവുമുണ്ടായി. പെൻസിലിനും, സൾഫണമൈഡ്സും പരീക്ഷണാടിസ്ഥാനത്തിൽ മാത്രമേ അക്കാലത്ത് ഉപയോഗിച്ചിരുന്നുള്ളു; ആന്ത്ര‍സ്തരവീക്കം അങ്ങനെ വളരെ മോശമായി.[79] ബ്രാഡ്മാൻ ജീവിതത്തോട് മല്ലിടുകയാണന്നും അടിയന്തരമായി രക്തദാതാക്കളെ ആവിശ്യമാണന്ന് ആശുപത്രി അധികൃതർ സെപ്റ്റംബർ 25ന്‌ അറിയിച്ചു.[80] ഈ വാർത്തയുടെ സ്വാധീനം വളരെ വലുതായിരുന്നു.[79] രക്തം ദാനം ചെയ്യാനെത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആശുപത്രി അധികൃതർ വലഞ്ഞു, വാർത്തുയെ തുടർന്നുള്ള ഫോൺ വിളികൾ ക്രമാതീതമായപ്പോൾ ഫോൺ ബന്ധം വരെ താൽകാലികമായി നിർത്തിവച്ചു. മരണവാർത്ത എഴുതി തയ്യാറാക്കിക്കൊള്ളാൻ പത്രപ്രവർത്തകർക്ക് അവരുടെ എഡിറ്റർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുക പോലും ഉണ്ടായി. ഇംഗ്ലണ്ടിലെ രാജാവായ ജോർജ്ജ് അഞ്ചാമന്റെ സർവീസ് ഉദ്യോഗസ്ഥൻ ബ്രാഡ്മാന്റെ അവസ്ഥ അപോഴപ്പോൾ തന്നെ രാജവിനെ അറിയിക്കാൻ സഹകളിക്കാരനായ ബിൽ ഒ റയ്‌ലിയെ ചുമതലപ്പെടുത്തി.[80] ഈ വിവരം അറിഞ്ഞപ്പോൾ തന്നെ ജെസ്സി ബ്രാഡ്മാൻ ഇംഗ്ലണ്ടിലേക്കു തിരിച്ചു. തന്റെ ഭർത്താവ് മരണപ്പെട്ടു എന്ന വാർത്ത യാത്രാ മദ്ധ്യേ അവർ സ്രവിക്കുകയുണ്ടായി.[79] ലണ്ടനിലെത്തിയപ്പോൽ ഒരു ടെലിഫോൺ സംഭാഷണത്തിലൂടെ അവർ നിജ സ്ഥിതി മനസ്സിലാക്കി, ബ്രാഡ്മാൻ പതുക്കെ രോഗമുക്തി നേടിയെടുത്തുകൊണ്ടിരുന്നു. വൈദ്യോപദേശം നല്ലതുപോലെ പിന്തുടർന്ന ബ്രാഡ്മാൻ രൊഗ്ഗമുകതനായി വളരെ മാസങ്ങൾക്കു ശേഷമാണ്‌ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയത്, 1934–35ലെ ഓസ്ട്രേലിയൻ സീസൺ പൂർണ്ണമായും അദ്ദേഹത്തിനു നഷ്ടമായി.[17] ഇംഗ്ലണ്ടിനെതിരെ 1937ൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ ബാറ്റു ചെയ്യാനായി പോകുന്നു, ഈ കളിയിൽ ബ്രാഡ്മാൻ 270 റൺസ് നേടി. എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ് എന്നറിയപ്പെടുന്ന ഇന്നിംഗ്‌സായിരുന്നു അത്.[81] 1935-ലെ ശിശിരകാലം മുതൽക്കേ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഫീൽഡിനുവെളിയിൽ തന്നെ ഗൂഢാലോചനകൾ നടക്കുന്നുണ്ടായിരുന്നു. വിരമിച്ച നായകനായ ബിൽ‌വുഡ്ഫിന്‌ പകരക്കാരനായി ഒരാളെ വർഷാവസനം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിന്റെ നായകനായി നിയമിക്കുക്കയം വേണമായിരുന്നു. ബോർഡ് ഓഫ് കണ്ട്രോളിന്റെ ഇംഗിതം ടീമിനെ ബ്രാഡ്മാൻ തന്നെ നയിക്കണം എന്നുള്ളതായിരുന്നു, എന്നാലും ഓഗസ്റ്റ് 8ന്‌ അനാരോഗ്യം മൂലം ബ്രാഡ്മാൻ ടീമിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് ബോർഡ് അറിയിച്ചു. ഇതു പക്ഷെ അത്ര ഗൗരവമുള്ള ഒരു അറിയിപ്പായിരുന്നുല്ല, ആ സീസണിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള നായകന്റെ ചുമതല ബ്രാഡ്മാന്‌ തന്നെ ലഭിച്ചു.[82] ബ്രാഡ്മാന്റെ പിൻ‌ഗാമി ആയി വിക് റിച്ചർട്സണാ‍യിരുന്നു ദക്ഷിണാസ്ത്രേലിയയുടെ നായകനായത്.[83] ക്രിക്കറ്റ് എഴുത്തുകാരനായ ക്രിസ് ഹാർറ്റ്‌സിന്റെ അപഗ്രഥനം അനുസരിച്ച് മുൻപത്തെ(നിശ്ചിതമില്ലാത്ത) ഉടമ്പടി അനുസരിച്ച് ബ്രാഡ്മാന് ഓസ്ട്രേലിയ വിട്ടു പോകാൻ കഴിയില്ല എന്നായിരുന്നു.[84] ഈ വിദൂര സ്ഥാനമാറ്റത്തിനു പിന്നിൽ എന്തൊ ഒരു പ്രേരണ ഉള്ളതായി അദ്ദേഹം ആരോപിച്ചു. ഫീൽഡിനു പുറത്തുള്ള റിച്ചാർഡസ്ണിന്റേയും സഹകളിക്കാരുടേയും പെരുമാറ്റരീതികളോട് ദക്ഷിണാസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡിന്(SACA) പൊതുവെ അത്ര മതിപ്പായിരുന്നില്ല. പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രാഡ്മാനെ ദക്ഷിണാസ്ത്രേലിയയുടേയും ഓസ്ട്രേലിയയുടേയും ടീം തിരഞ്ഞെടുപ്പ് കാര്യാലോചനാസഭയിൽ അംഗമാക്കി.[85] തന്റെ പുതിയ ടീമിൽ ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ ഏകദേശം പത്തു വർഷത്തോളാം ബ്രാഡ്മാൻ കളിച്ചു, ഇതിൽ ക്വീൻസ്‌ലാൻഡിനെതിരെയുള്ള 223ഉം വിക്ടോറിയക്കെതിരെയുള്ള 357ഉം ഉൾപ്പെടും. ഈ ടാസ്മാനിയക്കെതിരെ 223 മിനിട്ടിൽ 369 റൺസ് നേടിയത് ഒരു ദക്ഷിണാസ്ത്രേലിയൻ റിക്കോർഡാണ്. ഈ കളിയിൽ ബ്രാഡ്മാനെ പുറത്താക്കിയ റെഗിനാൾഡ് ടൌൺലിയാണ് പിന്നീട് ടാസ്മാനിയൻ ലിബറൽ പാർട്ടിയുടെ നേതാവായത്.[82] ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര ഓസ്ട്രേലിയ 4-0 ആണ് വിജയിച്ചത്, ബിൽ ഒ റെയ്‌ലിയേപ്പോലുള്ള പല മുതിർന്ന കളിക്കാരും തങ്ങൾ റിച്ചാർസണിന്റെ നായകത്തിന്റെ കീഴിൽ കളിക്കുന്നത് ആസ്വദിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.[86] ഒരി കൂട്ടം കളിക്കാർ പരമ്പരയ്ക്കിടെ തന്നെ പരസ്യമായി ബ്രാഡ്മാനെതിരെ സംഘടിച്ചു. ചിലരുടെ കാഴ്ചപാടനുസരിച്ച് ബ്രാഡ്മാന്റെ കീഴിൽ കളിക്കുന്നത് ഒരു തരം അധൈര്യപ്പെടുത്തുലാണ്, തങ്ങളുടെ പ്രകടനങ്ങൾ ഒരു സെലക്ടറുടെ വീക്ഷണത്തിൽ കൂടിയും അദ്ദേഹം കാണും എന്ന് അവർ ഭയപ്പെട്ടിരുന്നു.[87] പുതിയ സീസണിന്റെ ആരംഭത്തിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ബ്രാഡ്മാന്റെ നേതൃത്തത്തിൽ റെസ്റ്റ് ഓഫ് ഓസ്ട്രേലിയയുമായി ഒരു സൗഹൃദമത്സരം 1936 ഒക്ടോബർ മാസത്തിൽ കളിച്ചു. ഈ മതസരത്തിൽ ബ്രാഡ്മാന്റെ 212 റൺസിന്റെ മികവിലും ലെഗ്-സ്പിന്നറായ ഫ്രാങ്ക് വാർഡിന്റെ ബൗളിംഗ് പ്രകടന മികവിലും മികച്ച വിജയം നേടി.[88] മത്സരങ്ങൾ ടീം വിജയിക്കുന്നുണ്ടെങ്കിലും ടീ അംഗങ്ങൾ അവരുടെ മികവുകൾ കൂടുതൽ മെച്ചപ്പെടുത്തണം എന്ന് ബ്രാഡ്മാൻ അവരോട് ആവുശ്യപ്പെട്ടു.[87] ഒക്ടോബർ 28 ന്‌ ആണ്‌ ബ്രാഡ്മാന്റെ ആദ്യ കുട്ടി ജനിച്ചത്, എന്നാൽ പിറ്റേ ദിവസം തന്നെ കുഞ്ഞ് മരിച്ചു പോയി. ക്രിക്കറ്റിൽ നിന്ന് രണ്ടാഴ്ച വിട്ടു നിന്ന ബ്രാഡ്മാൻ തിരിച്ച് വന്നത് വിക്ടോറിയയുമായുള്ള മത്സരത്തിലാണ്‌, ആഷസിന്‌ തൊട്ടു മുൻപുള്ള ഈ കളിയിൽ 192 റൺസായിരുന്നു ബ്രാഡ്മാൻ നേടിയത്. ബ്രാഡ്മാനും ഇംഗ്ലണ്ട് നായകനായ ഗുബി അല്ലനും 1936-37ലെ ആഷസിന്റെ ആദ്യ മത്സരത്തിൽ ടോസ്സ് ചെയ്യുന്നു. അഞ്ച് മത്സരങ്ങളുടെ ഈ പരമ്പര വീക്ഷിച്ചത് 950,000 പേരായിരുന്നു, ഇതിൽ മെൽബണിൽ നടന്ന മുന്നാം ടെസ്റ്റിൽ മാത്രം 350,534 കാണികളുണ്ടായിരുന്നു, ഇത് ഒരു റിക്കോഡാണ്‌. മുമ്പ് ടെസ്റ്റ് കളിച്ച ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ്‌ സെലക്ടർമാർ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാറ്റത്തിൽ ഓസ്ട്രേലിയയുടെ മികച്ച ബൗളറായിരുന്ന ക്ലാരി ഗ്രിമ്മെറ്റിനു പകരം വാർഡിനെ ടീമിലുൾപ്പെടുത്തി, പുതിയ ടീമിലെ മറ്റു നാലു പേർ പുതുമുഖങ്ങളായിരുന്നു. ഗ്രിമ്മെറ്റിനെ തഴഞ്ഞ ബ്രാദ്മാന്റെ നടപടി നിരവധി അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായി, ആഭ്യന്തര ക്രിക്കറ്റിലും മറ്റും മികച്ച നിലവാരത്തിൽ കളിക്കുന്ന ഗ്രിമ്മെറ്റിനെ തഴഞ്ഞത് അദ്ദേഹത്തിന്റെ ടെസ്റ്റ് ജീവിതം ഇല്ലാതാക്കണം എന്ന ബ്രാഡ്മാന്റെ ഹീനമായ രാഷ്ട്രീയ ആശയമാണ്‌ എന്ന് ചർച്ചയുണ്ടായി.[89] ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ തുടർച്ചയായി പരാജയപ്പെട്ടു,[90] കഴിഞ്ഞ നാല്‌ ഇന്നിംഗ്സിൽ രണ്ട് തവണയും ബ്രാഡ്മാൻ പൂജ്യനായാണ്‌ പുറത്തായത്, നായക സ്ഥാനം അദ്ദേഹത്തിന്റെ ഫീമിനെ ബാധിക്കുന്നതായ് ഒരു തോന്നൽ ഉണ്ടാക്കാൻ ഇത് കാരണമായി.[66] മെൽബണിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ സെലക്ടമാർ വീണ്ടും നാല്‌ മറ്റങ്ങൾ വരുത്തി. ഉപനായകനായ സ്റ്റാൻ മക്ബെയും(ഇടത്) ബ്രാഡ്‌മാനും പെർത്തിൽ ബാറ്റ് ചെയ്യുന്നതിനായി പോകുന്നു. ഈ മത്സരത്തിൽ ബ്രാഡ്‌മാൻ 102 റൺസ് നേടി. ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ പടുത്തുയർത്താൻ ഇംഗ്ലണ്ടിന്‌ സാധിച്ചത് അവരിൽ ഒരു വിജയ പ്രതീക്ഷ ഉയർത്തി, എന്നാൽ ഉപ നായകനായ സ്റ്റാൻ മക്ബെയുടെ 232 റൺസ് നേടിയ ധീരമായ ബാറ്റിംഗ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽ‌പ്പിച്ചു, സ്റ്റാൻ മക്ബെയുടെ ഈ പ്രകടനത്തെ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം എന്നാണ്‌ ബ്രാഡ്‌മാൻ വിലയിരുത്തിയത്. ഫോളോൺ ചെയ്യാൻ ഓസ്ട്രേലിയ നിർബന്ധിതമായെങ്കിലും ബ്രാഡ്മാൻ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി ചെറുത്തു നിന്നു, അങ്ങനെ സ്റ്റാൻ മക്ബെയുടെ പ്രകടനം വൃഥാവിലായില്ല. രണ്ടാം ഇന്നിംഗ്സിൽ 144 റൺസോടെ ബ്രാഡ്‌മാൻ പുറത്താകാതെ നിന്നു.[98] ഈ ഇന്നിംഗ്സായിരുന്നു ബ്രാഡ്‌മാന്റെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സ്. അടുത്ത ടെസ്റ്റിലും ഏകദേശം ഇതേ പോലെയുള്ള ഒരിന്നിംഗ്സയിരുന്നു ബ്രാഡ്‌മാന്റേത് 102 റൺസ് നേടി പുറത്താകാതെ ഇരുന്ന അദ്ദേഹം ഓസ്ട്രേലിയയെ തോൽ‌വിയിൽ നിന്നും സമനില നേടാൻ സഹായിച്ചു.[99] മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന മൂന്നാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു.[100] “ ആയാസകരമാണ്‌, മുൻപോട്ട് കൊണ്ട് പോകുന്നതിൽ പ്രശ്നമുള്ളതായി കാണുന്നു. ” ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല. ഓവലിൽ നടന്ന ടെസ്റ്റു മത്സരത്തിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 903 റൺസ് നേടിക്കൊണ്ട് ലോകറിക്കോഡ് ഇട്ടു. ഇംഗ്ലണ്ടിന്റെ ഓപ്പണറായ ലെൻ ഹൂട്ടൺ 364 റൺസ് എടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ അക്കാലത്തെ ഏറ്റവും മുന്തിയ വ്യക്തിഗത സ്കോർ നേടി മട്ടൊരു റിക്കോഡിട്ടു.[103][104] ബൌളർമാരുടെ ചുമലിലെ ഭാരം കുറയ്ക്കാനായി ഒടുവിൽ ബ്രാഡ്‌മാനും ബൌൾ ചെയ്യുവാനായി ഇറങ്ങി. മൂന്നാം ഓവറിൽ കൈയ്ക്ക് പരിക്കു പറ്റിയ ബ്രാഡ്മാനു ഗ്രൌണ്ട് വിടേണ്ടി വന്നു.[103] പരിക്കു പറ്റിയ ബ്രാഡ്മാനും പേശി വലിവുകൊണ്ട് ബുദ്ധിമുട്ടിയ ഫിങ്ലെട്ടനും ബാറ്റുചെയ്യുവാൻ കഴിഞ്ഞില്ല,[103][105] ഒടുവിൽ ഓസ്ട്രേലിയ ഇന്നിംഗ്സിനും 579 റൺസിന്റേയും വൻ തോൽ‌വി ഏറ്റു വാങ്ങി, ഇത് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽ‌വിയാണ്.[106] ആരോഗ്യം വീണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ പര്യടനത്തിലെ ബാക്കിയുള്ള മത്സർങ്ങൾ കളിയ്ക്കാൻ ബ്രാഡ്മാനായില്ല. പിന്നീട് ടീമിനെ നയിച്ചത് ഉപനായകനായ സ്റ്റാൻ മക്ബെ ആയിരുന്നു. ഈ സമയത്താണ് നായകസ്ഥാനത്തിന്റെ ചുമതല ഇംഗ്ലണ്ട് പര്യടനത്തിനുള്ള തന്റെ സാധ്യതകളെ അട്ടിമറിക്കും എന്ന് മനസ്സിലായത്, എന്നിരുന്നാലും പൊതു സമൂഹത്തിനോട് ഇക്കാര്യം വെളിവാക്കാൻ അപ്പോൾ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടില്ല.[101] ക്യാപ്റ്റൻസിയുടെ ഭാരമുണ്ടായിട്ട് കൂടിയും ബ്രാഡ്മാന്റെ ബാറ്റിംഗ് പരമോന്നതമായിരുന്നു. പക്വതയുളള പരിചയസമ്പന്നനായ ബ്രാഡ്മാനെ പിന്നീട് എല്ലാവരും ബ്രൗളിലെ കുട്ടി എന്ന് പേരിന്‌ പകരം ദി ഡോൺ എന്നു വിളിച്ചു തുടങ്ങി.[107] 1938–39 സിസണിൽ ദക്ഷിണാസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ബ്രാഡ്മാൻ തുടർച്ചയായ ആറ് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിക്കൊണ്ട് സി.ബി. ഫ്രൈയുടെ ലോക റിക്കോഡിനൊപ്പം എത്തി.[108] 1938ലെ ഇംഗ്ലണ്ട് പര്യടനത്തിനു മുൻപായി 34 ഇന്നിംഗ്സുകളിൽ(ഓസ്ട്രേലിയയിൽ കളിച്ച പ്രാഥമികമത്സരങ്ങളും ഉൾപ്പെടെ) നിന്നായി 21 ഫസ്റ്റ്-ക്ലാസ് സെഞ്ച്വറികളാണ്‌ ബ്രാഡ്മാൻ നേടിയത്. അടുത്ത സീസണിൽ വിക്ടോറിയയുടെ പക്ഷത്ത് ചേരുക എന്ന അപക്വമായ ഒരു തീരുമാനം ബ്രാഡ്മാൻ കൈക്കൊണ്ടു. മെൽബൺ ക്രിക്കറ്റ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ആളെ ആവിശ്യമുണ്ടന്ന് പരസ്യത്തിലൂടെ അറിഞ്ഞ ബ്രാഡ്മാൻ ആ സ്ഥാനത്തിന്‌ താൻ അപേക്ഷിച്ചാൽ കിട്ടുമെന്ന് മനസ്സിലാക്കിയതോടെ അവിടെ അപേക്ഷിക്കുകയും തൊഴിലിൽ പ്രവേശിക്കുകയും ചെയ്തു.[109] മുൻ സെക്രട്ടറിയായിരുന്ന ഹഗ് ട്രം‌പിളിന്റെ മരണത്തെ തുടർന്ന് 1938-ലാണ്‌ ഓസ്ട്രേലിയയിലെ അഭിമാനകരമായ ഈ ജോലിയിൽ ബ്രാഡ്മാൻ പ്രവേശിച്ചത്. ഇതിൽ നിന്നുള്ള വാർഷിക വരുമാനമായ £1,000 ബ്രാഡ്മാന്‌ കൂടുതൽ സാമ്പത്തിക ഭദ്രതയും കളിയോട് നല്ല ബന്ധം പുലർത്താനും സഹായിച്ചു.[110] 1939 ജനുവരി 18ന്‌ ക്ലബ് കമ്മിറ്റി അദ്ധ്യക്ഷന്റെ നിർണ്ണായക വോട്ടോടെ ബ്രാഡ്മാന്റെ സ്ഥാനം മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന വെമൊൺ റാൻസ്ഫോർഡിനു നൽകി.[110][111] റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിൽ(RAAF) 1940 ജൂൺ 28ന്‌ ബ്രാഡ്മാൻ ചേർന്നു, വിമാനത്തിലെ ജോലിക്കാരനായായിരുന്നു ആദ്യ തൊഴിൽ.[114] റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിൽ ഈ സമയം ധാരാളം പുതിയ ആൾക്കാരെ എടുക്കുന്നുണ്ടായിരുന്നു, ഏകദേശം നാല്‌ മാസത്തോളം വായുസേനയിൽ ജോലിനോക്കിയ ബ്രാഡ്മാനെ ഓസ്ട്രേലിയയുടെ ഗവർണർ ജനറലായ ഗൗറി പ്രഭു ബ്രാഡ്മാനെ കരസേനയിലോട്ട് മാറ്റി, ബ്രാഡ്മാനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഒരു ഹിതമായിരുന്നു ഇത്.[8] ക്യാപ്റ്റനു താഴെയുള്ള റാങ്കിൽ അധികാരം ലഭിച്ച ബ്രാഡ്മാനെ വിക്ടോറിയയിലുള്ള ഫ്രാങ്ക്സ്റ്റണിലെ സൈനിക സ്കുളിൽ മണ്ഡലഭാഗപരമായ കായികാഭ്യാസ പരിശീലകരുടെ മേൽവിചാരിപ്പുകാരനാക്കി.വളരെ അദ്ധ്വാനമുള്ള ഈ തൊഴിൽ ബ്രാഡ്മാന്റെ പഴക്കംചെന്ന പേശീ കുഴപ്പങ്ങൾ വർദ്ധിത വീര്യത്തോടെ തിരിച്ചു കൊണ്ടുവന്നു. പട്ടാളത്തിലെ പതിവ് പരീക്ഷണങ്ങളുടെ ഭാഗമായി നടത്തിയ ആരോഗ്യ പരീക്ഷണത്തിൽ ബ്രാഡ്മാന്റെ കാഴ്ച ശക്തി മോശമാണേന്നു കണ്ടെത്തി.[115] രോഗാതുരനായതിനെ തുടർന്ന് 1941 ജൂണിൽ ജോലിയിൽ നിന്നും പുറത്തായ ബ്രാഡ്മാൻ ആരോഗ്യ ലബ്ന്ധിക്കായി ധാരാളം മാസങ്ങൾ ചിലവഴിച്ചു. അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല. ഓഹരി വിൽക്കുന്ന തൊഴിൽ 1942-ൽ പുനരാരംഭിച്ചു. ശാരീരിക അസ്വസ്ഥതകൾ മാനസികമായി ധാരാളം പ്രശ്നങ്ങൾ സ്രിസ്ഷ്ടിക്കുമെന്ന് ബ്രാഡ്മാന്റെ ജീവ ചരിത്രത്തിൽ ചാൾസ് വില്ല്യംസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഈ ഗ്രന്ഥം വായിച്ച് ബ്രാഡ്മാൻ വില്ല്യംസിനെ എതിർത്ത് ഒന്നും തന്നെ പറഞ്ഞില്ല.[116] ക്രിക്കറ്റ് കളിച്ചിരുന്ന ആരേയും ഈ സമയം അദ്ദേഹത്തിന് ലഭിച്ചില്ല. ആശ്വസിക്കാനായി ഒരു വകയുണ്ടായത് 1945-ൽ മെൽബണിലെ ഏൺ സൗൻഡേഴ്സ് എന്ന ഉഴച്ചിൽക്കാരന്റെ അടുത്ത് എത്തിയപ്പോഴാരുന്നു. വലതു കരത്തിലെ തള്ള വിരലിന്റേയും, ചൂണ്ട് വിരലിന്റേയും തൊട്ടറിവ് ബ്രാഡ്മാന് സ്ഥായിയായി നഷ്ടമായി.[117] ഹാരി ഹോഡ്ജെറ്റ്സ് എന്ന കൂട്ടു വ്യാപരം വ്യാജതയിലും വിശ്വാസ വഞ്ചനയെത്തുടർന്നും 1945 ജൂണിൽ തകർന്നപ്പോൾ ബ്രാഡ്മാൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ടു.[118] അഡ്ലെയിഡിലെ ഗ്രെൻഫിൽ തെരുവിലെ ഹോഡ്ജെറ്റ്സ് പഴയ പ്രവൃത്തി സ്ഥലത്തു വച്ച് ഇടപാടുകാരെയെല്ലാം പുനഃസംഘടിപ്പിച്ച് കൊണ്ടുവന്ന് വളരെപ്പെട്ടെന്ന് തന്നെ തകർന്നു പോയ കച്ചവടം നേരെയാക്കാൻ ബ്രാഡ്മാനു കഴിഞ്ഞു. കലഹിച്ചു കഴിഞ്ഞ ഹോഡ്ജെറ്റ്സുകളെ ജയിലിലടച്ചു, ബ്രാഡ്മാന്റെ പേരിന് ഏറ്റവും വലിയ ഒരു മുറിവായി ഈ സംഭവം കച്ചവട സംരംഭകരുടെ ഇടയിൽ വർഷങ്ങളോളം പതിഞ്ഞു കിടന്നു.[119] ഇങ്ങനെയൊക്കെയാണെങ്കിലും ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് സമിതിക്ക് തങ്ങളുടെ പ്രതിനിധിയായി ക്രിക്കറ്റ് ഓസ്ട്രേലിയയിലേക്ക് ബ്രാഡ്മാനെ അയക്കുന്നതിൽ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. 1930കളിൽ ബ്രാഡ്മാനൊടൊപ്പം കളിച്ച പല കളിക്കാരും ഈ സമയം ബ്രാഡ്മാനൊടൊപ്പം ഉണ്ടായിരുന്നു, കളിയിലെ കാര്യനിർവാഹണത്തിലെ വഴികാട്ടിയായ ഒരു പ്രകാശമായിരുന്നു ബ്രാഡ്‌മാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തയപ്പോൾ ബ്രാഡ്മാനെ വീണ്ടും ടീം തെരെഞ്ഞെടുപ്പിൽ ഉൾപ്പെടുത്തി, അങ്ങനെ യുദ്ധാനന്തര ക്രിക്കറ്റിന്റെ ആസൂത്രണത്തിലെ പ്രധാനിയായി അദ്ദേഹം.[120] ബ്രാഡ്മാനും ബ്രയിൻസും ഗ്രൗണ്ടിനു പുറത്തേക്കു നടക്കുന്നു, ഇരുവരും രണ്ടാം ടെസ്റ്റിൽ 234 റൺസ് വീതം നേടി.[121] കാര്യനിർ‌വാഹക പണിയും, ബിസിനസ്സ് വിപുലമാക്കുന്നതിനുള്ള ജോലികളും 1945–46 കാലയളവിൽ ബ്രാഡ്മാനെ രോഗാവസ്ഥയിലേക്ക് തള്ളി വിട്ടു.[122] ദക്ഷിണാസ്ത്രേലിയൻ ക്രിക്കറ്റിനെ പ്ര‍മാണീകരിക്കുന്നതിന്നയി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ദക്ഷിണാസ്ത്രേലിയയ്ക്ക് വേണ്ടി ബ്രാഡ്മാൻ കളിച്ചു, ഈ ബാറ്റിംഗ് തനിക്കൊരു 'അദ്ധ്വാനമായിരുന്നു' എന്ന് പിന്നീടൊരിക്കൽ പറഞ്ഞിരുന്നു.[123] ഓസ്ട്രേലിയൻ സർ‌വീസ് ടീമിനെതിരെ ബാറ്റ് ചെയ്ത ബ്രാഡ്മാൻ വെറും രണ്ട് മണിക്കൂറിനുള്ളിൽ 112 റൺസായിരുന്നു നേടിയത്, സർ‌വീസിന്റെ കളിക്കാരനായിരുന്ന ഡിക്ക് വൈറ്റിംഗ്ടൺ പിന്നീട് ഇങ്ങനെ എഴുതി ഇന്ന് ഞാൻ മഹാനായ ഒരു ക്രിക്കറ്ററുടെ ഭൂതത്തെ കണ്ടു എന്ന്.[124] ന്യൂസലിന്റെലേക്കുള്ള 1946ലെ പര്യടനത്തിൽ നിന്നും ബ്രാഡ്മാൻ സ്വയം പിൻ‌വാങ്ങി. ഇംഗ്ലീഷ് ടീം ആഷസ് പര്യടനത്തിനായി ഓസ്ട്രേളിയയിലേക്ക് വരുമ്പോൾ ഓസ്ട്രേലിയയെ നയിക്കാൻ ബ്രാഡ്മാൻ തയ്യാറകുമോ എന്ന കാര്യത്തിൽ ആരാധകരും മാധ്യമങ്ങളിൽ വളരെ ഉത്കണ്ഠാകുലരായിരുന്നു.[125] പക്ഷെ ക്രിക്കറ്റ് മത്സരങ്ങൾ ഉടനെ കളിക്കരുതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.[126] എന്നാൽ ഭാര്യയുടെ പ്രചോദനം ഉൾകൊണ്ട ബ്രാഡ്മാൻ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള തയാറെടുപ്പാരംഭിച്ചു.[127] രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് ശേഷം ഗാബയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കാൻ ബ്രാഡ്മാൻ തയ്യാറായി. 1948ലെ ഇംഗ്ലണ്ട് പര്യടനത്തിലെ അപരാജിതർ, ഇടതു നിന്നും മൂന്നാമതായി തൊപ്പിയും പിടിച്ചു നിൽക്കുന്നതാണ്‌ ബ്രാഡ്മാൻ. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ടീമുകളിൽ ഒന്നിനു വേണ്ടി ഓസ്ട്രേലിയ ഒന്നാകെ ഒത്തുകൂടി.[136] പരമ്പരയിൽ ഒന്നിൽ പോലും തോൽക്കാതെ മുന്നേറണം എന്നായിരുന്നു ബ്രാഡ്മാന്റെ ആഗ്രഹം,[52] പക്ഷെ ആ കടമ്പ അതിനു മുൻപോ അതിനു ശേഷമോ നേടാൻ സാധിച്ചിട്ടില്ല.[137] ബ്രാഡ്മാന്റെ കളിയെ നേരിട്ട് വിശകലനം ചെയ്യാൻ കിട്ടുന്ന അവസാന അവസരം ഉപയോഗപ്പെടുത്താൻ വേണ്ടി ഇംഗ്ലീഷ് ക്രിക്കറ്റ് നിരൂപകർ തയ്യാറെടുത്തു. ആർ. സി. രോബർട്സൺ-സ്ലാസ്ഗൊവുന്‌ ബ്രാഡ്മാനെ പറ്റിയുള്ള വീക്ഷണം ഇങ്ങനെ:[29] “ വിൻസ്റ്റൺ ചർച്ചിൽ കഴിഞ്ഞാൽ 1948-ലെ ഗ്രീഷ്മ കാലത്ത് ഇംഗ്ലണ്ടിൽ എറ്റവും കൂടുതൽ വിശ്രുതനായ വ്യക്തിയാണ്‌ അയാൾ, എല്ലായിടത്തുമുള്ള അദ്ദേഹത്തിന്റെ പ്രത്യക്ഷപ്പെടൽ രാജ്യത്ത് മുഴുവൻ വിടപറയൽ പരിപാടികൾ നടക്കുവാണോ എന്ന് തോനിപ്പിക്കുന്നു. എറ്റവും ഒടുവിലായി അയാളുടെ ബാറ്റും മനുഷ്യ സഹജമായ തെറ്റിപ്പോകത്തക്ക ഗുണം കാണിച്ചു. പല സന്ദർഭങ്ങളിലും, മുഖ്യമായും ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ പന്ത് ഇല്ല എന്നു തോന്നിപ്പിക്കുന്ന കളി, കാഴ്ചക്കാരെ അവരുടെ കണ്ണ് തിരുമിപ്പിച്ചു. ” അജയ്യരായി തന്നെ ഓസ്ട്രേലിയ ആഷസ് 4-0നു നേടി, അങ്ങനെ അപരാജിതർ എന്ന പേരും കൂടെ കിട്ടി.[139] കാലത്തിനനുസരിച്ച് പെരുമ ചുരുങ്ങതിനു പകരം ബ്രാഡ്മാൻ എന്ന ഇതിഹാസം വളരുകയായിരുന്നു, ഇതു 1948ലെ ടീമിന്റെ കീർത്തി കൂടി കൂട്ടാനും സഹായിച്ചു. ബ്രാഡ്മാനെ സംബന്ധിച്ചിടത്തോളം വളരെ ആത്മസംതൃപ്തി നൽകിയ ഒരു പരമ്പരയായിരുന്നു 1948 ലെ ഇംഗ്ലണ്ട് പര്യടനം, 1930ലെ പര്യടനവുമായി ഇതിനു വലിയ ഭിന്നതകളില്ല എന്നണ്‌ ബ്രാഡ്മാൻ അഭിപ്രായപ്പെട്ടത്. ഒരിക്കൽ ബ്രാഡ്മാൻ ഇങ്ങനെയെഴുതി:[140] ബ്രാഡ്മാൻ ക്രിക്കറ്റിൽ നിന്നും ഔദ്യോഗികമായി വിരമിച്ചപ്പോൾ, ആർ. സി. റോബർട്സൺ-ഗ്ലഗോവ് ഇംഗ്ലണ്ടിന്റെ പ്രതികരണത്തെ പറ്റി ഇങ്ങനെയെഴുതി ഒരു അമാനുഷികൻ ഞങ്ങളെ വിട്ടൊഴിഞ്ഞു. ഹാനിബാളിന്റെ മരണ വാർത്തയറിഞ്ഞ പുരാതന ഇറ്റലിയുടെ അതേ വികാരമാണ്‌ ഇപ്പോൾ ഇംഗ്ലീഷ്കാർക്ക് 29] ഓസ്ട്രേലിയയിലേക്ക് മടങ്ങി വന്നതിനു ശേഷം ബ്രാഡ്‌മാൻ, അദ്ദേഹത്തിന്റെ തന്നെ ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെട്ട ടെസ്റ്റിമോണിയൽ മാച്ചിൽ പങ്കെടുത്തു. ഈ കളിയിൽ, തന്റെ 117-ആമത്തേതും അവസാനത്തേതുമഅയ സെഞ്ച്വറി അദ്ദേഹം നേടി. ധാരാളം പ്രശംസകൾ ലഭിച്ച ഈ ഇന്നിംഗ്‌സിന് സമ്മാനമായി £9,342 ലഭിച്ചു.[141] 1949 ലെ പുതുവർഷത്തിൽ കായികലോകത്തിനു നൽകിയ സംഭാവന മാനിച്ച് ബ്രിട്ടീഷ് രാജാവ്, നൈറ്റ് ബാച്ചിലർ പദവി നൽകി ബ്രാഡ്മാനെ ആദരിച്ചു.[142] നൈറ്റ് പദവി (സർ) കിട്ടുന്ന ഏക ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്‌ ബ്രാഡ്മാൻ.[143] അടുത്ത വർഷം ഫെയർ‌വെൽ ടു ക്രിക്കറ്റ് എന്ന പേരിൽ ബ്രാഡ്‌മാൻ ഒരു ഓർമ്മക്കുറിപ്പെഴുതി.[144] 1953ലും 1956ലും ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീമിനൊപ്പം യാത്ര ചെയ്ത് വിവരണം എഴുതാൻ ഡേയിലി മെയിലിൽ നിന്നു കിട്ടിയ നിർദ്ദേശം ബ്രാഡ്‌മാൻ സ്വീകരിച്ചു. ദ ആർട്ട് ഓഫ് ക്രിക്കറ്റ് എന്ന ബ്രാഡ്‌മാന്റെ അവസാന ഗ്രന്ഥം 1958ൽ പ്രസിദ്ധീകരിച്ചു, ശിക്ഷണവിഷയകമായ ഒരു പുസ്തകമാണിത്.[8] ഓഹരിക്ര‍യവിക്ര‍യം നടത്തുന്ന ദല്ലാള്ളു ജോലി 1954 ജൂണിൽ ബ്രാഡ്‌മാൻ ഉപേക്ഷിച്ചു, സുസ്ഥിരതയുളള ഒരു വരുമാനത്തിനായി പൊതു ഗണത്തിലുള്ള 16 കമ്പനികളുടെ ബോർ‌ഡ് മെമ്പർ പദവി നേടി.[145] ആർഗോ ഇന്വസ്റ്റ്മെന്റ്സ് എന്ന സംഘടനയുടെ അംഗീകാരം നേടാൻ കഴിഞ്ഞ ബ്രാഡ്‌മാൻ ദീർഘ കാലം അവിടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ചാൾസ് വില്ല്യംസ് ബ്രാഡ്മാനെ പറ്റി പറഞ്ഞതിങ്ങനെയാണ്‌,[146 “ വൈദ്യരംഗം ബിസിനസ്സ് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കി, അതിനാൽ ഇതിനു പകരാമായി ചെയ്യാൻ പറ്റിയ പണി എന്നത് അയാൾ സ്നേഹിച്ചിരുനതും ജീവിതത്തിലെ ഊർജ്ജസ്വലമായ ഒരു കാലം ചിലവഴിച്ച ഈ കളിയിലെ കാര്യനിർ‌വഹണമാണ്‌. ” ഓട്ടനവധി ക്രിക്കറ്റ് ഗ്രണ്ടുകളിൽ ബ്രാഡ്മാനെ ആദരിച്ചിട്ടുണ്ട്, ഇതിൽ എടുത്ത് പറയണ്ടത് ലോഡ്സാണ്‌. 2005ൽ ഷെയിൻ വോണിന്റെ ചിത്രം തൂക്കുന്നതിനു മുൻപ് വരെ ഈ രീതിയിൽ ആദരിക്കപ്പെട്ടിട്ടുള്ള മൂന്ന് ഓസ്ട്രേലിയൻ കളിക്കാരിൽ ഒരാളായിരുന്നു ബ്രാഡ്‌മാൻ.[147][148][149] ബ്രാഡ്‌മാന്റെ പേരിലുള്ള ഒരു സ്റ്റാൻഡ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 1974 ജനുവരിയിൽ ബ്രാഡ്‌മാൻ ഉദ്ഘാടനം ചെയ്തു;[150] അഡ്‌ലെയിഡിലും ബ്രാഡ്‌മാന്റെ പേരിലുള്ള ഒരു സ്റ്റാൻഡ് 1990ൽ തുറന്നു 151] 1974ന്റെ അവസാനം ലോഡ്‌സിൽ നടന്ന മധുപാലകരുടെ പരിപാടിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ അവഗണിച്ച് ബ്രാഡ്‌മാൻ പങ്കെടുത്തു,[152] ഇതിനെത്തുടർന്ന് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന്‌ അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തി. ബ്രാഡ്‌മാനോടുള്ള ആദര സൂചകമായി[153] ബ്രൗളിൽ പുതുതായി ആരംഭിച്ച ക്രിക്കറ്റ് ഗ്രൗണ്ട് കാണാൻ പത്നീ സമേതനായി 1976ൽ ബ്രാഡ്‌മാൻ ബ്രൗളിൽ തിരിച്ചെത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റു മത്സരത്തിന്റെ ശതവാർഷിക ദിനത്തിന്റെ ഭാഗമായി 1977ൽ നടത്തിയ പരിപാടിയിലെ മുഖ്യ പ്രഭാഷകൻ ബ്രാഡ്‌മാനായിരുന്നു.[154] ക്രിക്കറ്റിന്‌ ബ്രാഡ്‌മാൻ നൽ‌കിയ സം‌ഭാവനകളെ മാനിച്ച് 1979 ജൂൺ 16ന്‌ ഓസ്ട്രേലിയൻ സർക്കാർ രാജ്യത്തെ ആ സമയത്തെ രണ്ടാമത്തെ സമ്മുന്നത ആഭ്യന്തര ബഹുമതി നൽ‌കി ആദരിച്ചു.[155] ആളുകളിൽ നിന്നും ഒഴിഞ്ഞു ജീവിക്കൻ 1980-ൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്നും ബ്രാഡ്‌മാൻ വിരമിച്ചു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ 1945 മുതൽ 1980 വരെ ദക്ഷിണ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു പ്രതിനിധിയായിരുന്നു ബ്രാഡ്മാൻ, 1935 മുതൽ 1986 വരെ ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‌ഡിലെ കാര്യാലോചന സഭയിലെ ഒരംഗം കൂടിയായിരുന്നു. തന്റെ നീണ്ട് അൻപത് വർഷ ഔദ്യോഗിക ജീവിതത്തിൽ ഏകദേശം 1,713 പ്രാവിശ്യം ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‌ഡിന്റെ മീറ്റിംഗുകളിൽ ബ്രാഡ്മാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. 1950 കളിലെ ആദ്യ രണ്ട് വർഷം ഒഴിച്ച് 1936 മുതൽ 1971 വരെ ടെസ്റ്റ് ടീമിന്റെ സെലക്ടർമാരിൽ ഒരാളായും സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനായി.[156] “ ബ്രാഡ്മാൻ അതുല്യനായ ഒരു ക്രിക്കറ്റ് പ്രതിഭ മാത്രമായിരുന്നില്ല. തീക്ഷ്ണബുദ്ധിയുളള ഒരു പുരോഗമന കാര്യനിർവാഹകനുമായിരുന്നു; വ്യാപ്തിയുള്ള ചിന്തകൻ, തത്ത്വജ്ഞാനി, കളിയെഴുത്തുകാരൻ എന്നീ നിലകളിലും പ്രതിഭ. എല്ലാ അർത്ഥത്തിലും അയാൾ ഒരു പ്രബലനും, അനുനയിപ്പിക്കുന്നവനുമായ ഒരു ജനസ്വാധീനമുള്ള വ്യക്തിത്തത്തിനുടമ. ഇതെല്ലാം അയാൾ കളിക്കളത്തിൽ നിന്ന് നേടിയതാണ്. ” 1970കളുടെ അന്ത്യത്തിൽ, ലോക സീരിസ് ക്രിക്കറ്റിലെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു വേഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിലെ കമ്മിറ്റി ചുമതലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ബ്രാഡ്മാനും ഉണ്ടയിരുന്നു. അഭിപ്രായങ്ങൾ നിർദ്ദേശിക്കുന്നില്ല എന്ന പേരിൽ ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാലും മറ്റ് കാര്യനിർവാഹകരെ അപേക്ഷിച്ച് മികച്ച രീതിയിൽ ലോക സീരീസ് നടത്താൻ ബ്രാഡ്മാനായി.[162] ബ്രാഡ്മാൻ മിടുക്കനായ ഒരു കാര്യനിർവാഹകനും ഒരു വ്യാപാരിയും ആണ്, വിലകുറച്ച് കാണേണ്ട ആളല്ല ബ്രാഡ്മാനെന്ന് ഓസ്ട്രേലിയൻ നായകനായിരുന്ന റിച്ചി ബർനാഡ് മുന്നറിയിപ്പ് കൊടുത്തു.[163] കളിക്കാർക്കുള്ള പ്രതിഫലത്തെ ചൊല്ലി ഓസ്ട്രേലിയൻ നായകനായ ഇയാൻ ചാപ്പലും ബ്രാഡ്മാനും തമ്മിൽ 1970 കളുടെ ആദ്യകാലത്ത് തർക്കങ്ങളുണ്ടായി, ബ്രാഡ്മാൻ പിശുക്കനാണെന്ന് വരെ ചാപ്പൽ പറഞ്ഞു:[164] ഞാൻ എന്നോടു തന്നെ ചോദിച്ചു ഇയാൻ, നിന്റെ പേഴ്സിൽ കാശ് നിറയ്ക്കാൻ ബ്രാഡ്മാനോട് പറഞ്ഞിരുന്നോ?‘ ബ്രാഡ്മാന്റെ ശബ്ദാഡംബര പൂർണ്ണമായ ദീർഘ പ്രഭാഷണം എന്നെ സംശയാലു ആക്കുന്നു, എന്തെന്നാൽ കളിക്കാർക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ കയ്യിൽ നിന്നും കാശ് കിട്ടാൻ വളരെ പ്രയത്നിക്കേണ്ടി വരും. ബ്രാഡ്‌മാനെ പറ്റിയുള്ള വിരോധാഭാസങ്ങളുടെ ആകർഷണത്തെ പറ്റി ക്രിക്കറ്റ് നിരൂപകനായ ഡേവിഡ് ഫ്രിത്ത് ചുരുക്കത്തിൽ ഇങ്ങനെ പറഞ്ഞു:[165] വർഷങ്ങൽ കടന്നു പോയാലും, അയാളുടെ ഏകാന്ത വാസത്തിന് കുറവൊന്നും വരില്ല, സമകാലികരായ കാര്യനിർവാഹകർ അദ്ദേഹത്തിന്റെ കാര്യനിർവാഹക പ്രാപ്തിയെ പറ്റി ആലോചിച്ച് തലചൊറിയുമെന്നല്ലാതെ അതിനെ പറ്റി ഉണർന്ന് ചോദ്യം ചെയ്യപ്പെടുന്നത് വരെ സാർവജനീയനായ അയാളുടെ ഔന്നിത്യം വളർന്നുകൊണ്ടേയിരിക്കും. 1985 ഡിസംബർ പത്തിന്, ഒസ്ട്രേലിയൻ കായിക ലോകത്തിലെ പ്രശസ്തരായി അവരോധിക്കുന്ന 120 പേരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ബ്രാഡ്മാനായിരുന്നു.[166] കായികാഭ്യാസത്തിനു വേണ്ട ഉയർച്ചയെ പറ്റി സംസാരിക്കാൻ ഇത്തവണ ബ്രാഡ്മാൻ വാചാലനായി: കായികാഭ്യാസത്തിന്റെ ഉയർച്ച്യ്ക്കായി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും യത്നിക്കണം, ഏത് നല്ലൊരു വിശേഷതയും മനുഷ്യന്റെ കഴിവുകൾക്ക് അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് ആ വ്യക്തി സമൂഹത്തിൽ പ്രകടിപ്പിക്കുന്ന മര്യാദ, വിശ്വസ്തത, ധൈര്യം ഒരു പക്ഷെ ഒതുക്കവും. ഈ ഗുണങ്ങൾ മൊത്തത്തിൽ പൊരുത്തമുള്ള ആഗ്രഹം, അഭിമാനം, മത്സരഗുണം ഇവയാണ്‌. എന്നിരുന്നാലും അഹംഭാവമില്ലാതെ മറ്റു ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം പുകഴ്ത്താരുണ്ടായിരുന്നു, ഒരു കളിക്കാരന്റെ കഴിവുകളെ പറ്റി ബ്രാഡ്മാൻ നല്ലവണ്ണം ബോധവാനായിരുന്നു;[167] ഇതിന്‌ തെളിവായി സൂചനാപരമായി പൈതൃക സ്വാധീനവുമുണ്ട്.[168] 1980നും 1990 നും ഇടയിൽ ശ്രദ്ധാപൂർ‌വ്വം തെരെഞ്ഞടുത്ത ആൾക്കാരുമായി മാത്രമെ ബ്രാഡ്‌മാൻ അഭിമുഖ സംഭാഷണം നടത്തിയുള്ളു,[168] മൈക്കൽ പേജ്, റോളണ്ട് പെറി, ചാൾസ് വില്ല്യംസ് ഇവരെല്ലാം തന്നെ ബ്രാഡ്മാന്റെ ജീവിത രേഖ എഴുതിയിട്ടുള്ളവരായിരുന്നു. വിശാലമായ ഒരു അഭിമുഖത്തിന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷന്റെ റേഡിയോയ്ക്ക്(ABC Radio) സമ്മതം കൊടുത്തിരുന്നു, ബ്രാഡ്മാൻ: ദി ഡോൺ ഡിക്ലേഴ്സ് എന്ന 8 എപ്പിസോഡുകളുള്ള 55 മിനിട്ട് ദൈർഘ്യമുള്ള ഈ അഭിമുഖം 1988ൽ സം‌പ്രേക്ഷണം ചെയ്തു.[169] ഓവലിലെ ദി ബ്രാഡ്മാൻ സ്റ്റാൻഡ് (1990ൽ നാമകരണം) ബ്രാഡ്മാന്റെ പൈതൃകവുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള സംരംഭം 1987-ൽ ബ്രൗളിൽ തുറന്ന് പ്രവർത്തിച്ച പ്രദർശനാലായമായിരുന്നു.[170] 1993-ൽ ഇത് ബ്രാഡ്മാൻ ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഉദാരചിത്തയുള്ള സംഘടനയുടെ അടിയിൽ കൊണ്ടു വന്നു.[171] ഓസ്ട്രേലിയയിൽ 1996-ൽ ക്രിക്കറ്റുകളിക്കാരിടെ പ്രശസ്തി പട്ടികയുണ്ടാക്കിയപ്പോൾ ആദ്യ പത്ത് അംഗങ്ങളിൽ പ്രധാനി ബ്രാഡ്മാനായിരുന്നു.[172] 2000ൽ നടന്ന ക്രിക്കറ്റ് ലോകത്തിലെ നൂറ്റാണ്ടിലെ അഞ്ച് മഹരഥന്മാരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ നൂറിൽ നൂറ് വോട്ടോടെ ബ്രാഡ്മാൻ തലപ്പത്തെത്തി.[173] 1997-ൽ ഭാര്യയുടെ വിയോഗത്തെ തുടർന്ന്, പ്രത്യക്ഷമായിത്തന്നെ ജീവിക്കാനുള്ള ആസക്തി കുറഞ്ഞുവന്നു.[174] അടുത്ത വർഷം തന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക കാലത്തെ പ്രിയപ്പെട്ടവരായ രണ്ട് കളിക്കാരുമായി സമാഗമം നടത്തി; ഷെയിൻ വോണും, സച്ചിൻ തെൻഡുൽക്കറും ആയിരുന്നു ആ രണ്ട് കളിക്കാർ.[175] തന്റെ ഏറ്റവും പരിചയ സ്ഥലമായ അഡ്ലെയിഡ് ഓവൽ കാണാൻ അദ്ദേഹത്തിനു പിന്നീടു ഭാഗ്യമുണ്ടായില്ല.[176] ന്യുമോണിയ ബാധയെ തുടർന്ന് 2000 ഡിസംബറിൽ ആശുപത്രിയിലായ ബ്രാഡ്മാൻ പുതു വർഷത്തിൽ വീട്ടിൽ മടങ്ങിയെത്തി. 2001 ഫെബ്രുവരി 25ന്‌ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ബ്രാഡ്മാൻ ഇഹലോകവാസം വെടിഞ്ഞു.[177] ബ്രാഡ്മാന്റെ ജീവിതവും നേട്ടങ്ങളും ഓസ്ട്രേലിയായിൽ പരിഗണിക്കപ്പെട്ടു എന്നുള്ളതിന്‌ ചൂണ്ടിക്കാണിക്കാവുന്ന രണ്ട് തെളിവുകളുണ്ട്. മരിക്കുന്നതിന്‌ മൂന്ന് വർഷം മുൻപ് ബ്രാഡ്മാന്റെ ചിത്രമുള്ള സ്റ്റാമ്പ് ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കി, ആദ്യമായാണ്‌ തപാൽ വകുപ്പ് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ ഉൾക്കൊള്ളിക്കുന്നത്.[179] ബ്രാഡ്മാന്റെ ചിത്രം വെച്ച 20 സെന്റ് നാണയം ബ്രാഡ്മാന്റെ സ്മാരകാർത്ഥം ഓസ്ട്രേലിയൻ സർക്കാർ പുറത്തിറക്കി.[180] ബ്രാഡ്മാന്റെ സ്വകാര്യ എഴുത്തുകളുടെ ശേഖരം 2004ലിൽ പ്രസിദ്ധീകരിച്ചു, ബ്രാഡ്മാന്റെ സ്വകാര്യ ജീവിതം കൂടുതലായി അറിയാൻ ഗവേഷകരെ ഇത് സഹായിച്ചു. ബ്രാഡ്മാൻ ആദ്യമായി ജെസ്സി മാർത്ത മെൻസിസിനെ കാണുന്നത് 1920കളിൽ ജെസ്സി ബ്രൗൾ സ്കൂളിൽ പോകാനുള്ള സൗകര്യത്തിന്‌ ബ്രാഡ്മാന്റെ കുടുംബത്തോടൊപ്പം താമസിച്ചപ്പോഴായിരുന്നു. ഇവർ വിവാഹിതരായത് 1932 ഏപ്രിൽ 30ന്‌ സിഡ്നിയിലെ സെന്റ് പോൾസ് ആൻ‌ഗ്ലിക്കൻ പള്ളിയിൽ വച്ചായിരുന്നു.[17] അവരുടെ 65 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ ജെസ്സി വിവേകശേഷിയും, വിശ്വസ്തയും, നിസ്സ്വാർത്ഥയും എല്ലാത്തിനുമപരി മനസ്സിലാക്കാൻ കഴിവുള്ളവളായിരുന്നു. ഏകാഗ്ര‍മായ മൻസ്സിനുടമയായിരുന്നെങ്കിലും ജെസ്സി ചിലപ്പോഴക്കെ പെട്ടെന്ന് പ്ര‍വചിക്കാനാവാത്ത രീതിയിൽ പെരുമാറുമായിരുന്നു.[181] പലപ്പോഴും ബ്രാഡ്മാൻ തന്റെ പത്നിക്ക് സ്നേഹോപഹാരങ്ങൾ നൽകിയിട്ടുണ്ട്, ജെസ്സിയെ കിട്ടിയില്ലാരുന്നെങ്കിൽ ഞാൻ ഒരു നേട്ടവും നേടാത്തവനായേനെ എന്ന് ഒരിക്കൽ ബ്രാഡ്മാൻ ചുരുക്കി പറഞ്ഞു.[182] വിവാഹാനന്തരം ആദ്യ മൂന്ന് വർഷം ബ്രാഡ്മാനെ കുടുംബം അഡ്‌ലെയ്ഡിലെ കെൻസിഗ്ടൻ പാർക്കിലുള്ള ഹോൽഡൻ സ്ട്രീറ്റിലെ ഉപനഗരത്തിലെ ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.[183] കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ബ്രാഡ്മാനും പത്നിയും നല്ലതുപോലെ ബുദ്ധിമുട്ടിയിരുന്നു. ദമ്പതികളുടെ ആദ്യ കുട്ടി അതിന്റെ ചെറുപ്രായത്തിൽ തന്നെ 1936-ൽ മരണപ്പെട്ടു,[184] രണ്ടാമത്തെ പുത്രനായ ജോണിന്‌‍(ജനനം:1939) പോളിയോ പിടിപെട്ടു,[185] പുത്രിയായ ഷെർലി(ജനനം:1941) ജന്മനാ തലച്ചോറിന്റെ ക്ഷതംമുലമുള്ള തളർവാതം പിടിപെട്ടു.[186] ബ്രാഡ്മാൻ എന്ന കുടുംബപ്പേര്‌ ഒരു പീഡിപ്പിക്കലായി തോന്നിയ ജോൺ ബ്രാഡ്മാൻ തന്റെ പേര്‌ 1972ൽ ഒരുകക്ഷി മാത്രം എഴുതി ഒപ്പിട്ട പത്രത്തിൽ ബ്രാഡ്‌സെൻ എന്നു മാറ്റി. എന്നിരുന്നാലും തന്റെ പിതാവുമായി അകന്നു കഴിയുന്നത്തിനാലാണ്‌ ജോൺ പേരു മാറ്റിയതെന്നും പറയുന്നു, ഈ വിഷയം കൂടുതലായും ലോകത്തിന്റെ രണ്ട് തലങ്ങളിലുള്ളവരുടെ കാഴ്ചപ്പാടാണ്‌.[187] തന്റെ സുഹൃത്തായ റോഹൻ റിവട്ടിന്‌ 1953 നും 1977നും ഇടയിൽ അയച്ച സ്വകാര്യ എഴുത്തുകളുടെ ശേഖരം ബ്രാഡ്‌മാന്റെ മരണശേഷം, 2004ലിൽ പ്രസിദ്ധീകരിച്ചു, ബ്രാഡ്മാന്റെ സ്വകാര്യ ജീവിതം കൂടുതലായി അറിയാൻ ഗവേഷകരെ ഇത് സഹായിച്ചു, ഇതിൽ അച്ഛനും മകനും തമ്മിലുള്ള മാനസികമായ അകൽച്ച തുറന്നു കാട്ടുന്നു. ഈ കത്തുകൾ 2004ൽ ദി പ്രൈവറ്റ് ഡോൺ എന്ന പേരിൽ ക്രിസ്തീനെ വാല്ലസ് അല്ലനും അൺ‌വിനും ചേർന്ന് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ ബ്രാഡ്മാന്‌ ഏകാന്തത നൽകിയ ഭാഗികമായ കാരണം തന്റെ ഭാരയുടെ ആരോഗ്യ പ്രശ്നങ്ങളായിരുന്നു, മുഖ്യമായിട്ടും ഇതിൽ ജെസ്സിയുടെ 60ആം വയസ്സിൽ നടത്തിയ തുറന്ന ഹൃദയ ശസ്ത്രക്ക്രിയയായിരുന്നു.[152] ക്യാൻസർ രോഗബാധയെ തുടർന്ന് എൺപത്തിയെട്ടാമത്തെ വയസ്സിൽ 1997ലാണ്‌ ബ്രാഡ്മാന്റെ പത്നി അന്തരിക്കുന്നത്.[188] ബ്രാഡ്മാന്റെ ധൈര്യം കെടുത്തുന്ന ഒരു സംഭവമായിരുന്നു ഇത്, എങ്കിലും തന്റെ പുത്രനുമായുള്ള ബന്ധം ഈ സമയത്ത് മെച്ചപ്പെട്ടു, ഒടുവിൽ ജോൺ തന്റെ പേരിനൊപ്പം ബ്രാഡ്മാൻ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.[189] പിതാവിന്റെ മരണശേഷം ജോൺ ബ്രാഡ്‌മാനായിരുന്നു ബ്രാഡ്‌മാൻ കുടുംബത്തിന്റെ ഔദ്യോഗിക വക്താവ്. ബ്രാഡ്‌മാന്റെ പൈതൃക സംബന്ധിയായ പല വിവാദങ്ങളേയും ജോൺ എതിർത്തിരുന്നു.[190][191] ബ്രാഡ്മാനും അദ്ദേഹത്തിന്റെ വിശാലമായ കുടുംബ ബന്ധങ്ങളെ പറ്റിയുള്ള വിവരങ്ങൾ അത്ര കണ്ട് വ്യക്തമല്ല. ബ്രാഡ്‌മാനെ ഏകാന്തതയിഷ്ടപ്പെടുന്ന ആളാണെന്നും, ഉന്നതകുടുംബവും പദവിയും പ്ര‍താപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആൾ എന്നും ബ്രൗളിലെ പല വവ്യക്തിപരമായ ബന്ധങ്ങളും ബ്രാഡ്‌മാൻ തിരസ്കരിച്ചുവെന്നും തന്റെ അമ്മയുടെ മരണാന്തര ചടങ്ങിനു പോലും പങ്കെടുക്കാത്ത ആളെന്നും ബ്രാഡ്‌മാന്റെ മരണാനന്തരം ഒൻപത് മാസങ്ങൾക്ക് ശേഷം അനന്തരവനായ പോൾ ബ്രാഡ്‌മാൻ അദ്ദേഹത്തെ വിമർശിച്ചു.[192] 1936-37 സീരിസിൽ ഇംഗ്ലീഷ് ബൗളറായ ബിൽ വോസിന്റെ പന്ത് ബ്രാഡ്മാൻ ഹുക്ക് ചെയ്യുന്നു. ബ്രാഡ്മാൻ എങ്ങനെ വിദഗ്ദമായി ക്രീസ് പ്രയോജനപെടുത്തുന്നു എന്ന് മൻസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഇടതു കാലിന്റെ സ്ഥാനം നോക്കിയാൽ മതി. ആദ്യകാലങ്ങളിൽ ബ്രാഡ്‌മാന്റെ പരിതഃസ്ഥിതി രൂപപെടുത്തിയത് പൊങ്ങി വരുന്ന പന്തുകളെ നേരിട്ടായിരുന്നു. ഇതിനായി അദ്ദേഹം തെരെഞ്ഞെടുത്തത് പായ് വിരിച്ച് കോൾക്രീറ്റ് നിലമായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹപാത്രമായ ഷോട്ട് ബാറ്റ് ഒരു വശത്തും ചായാത്തരീതിയുലുള്ള ഷോട്ടായിരുന്നു(ഹുക്ക്, പുൾ കുത്തി വരുന്ന പന്തുകളെ നേരിടാൻ വേണ്ടി ഒറ്റയായ മുറുകെപ്പിടിക്കാൻ പറ്റുന്ന ബാറ്റായായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം ബാറ്റുകൾ പന്തുകളെ പ്രതിരോധിക്കുന്നതിനുള്ള കഴിവുകൾ മുഴുവൻ നല്ല വണ്ണം വിനിയോഗിക്കാൻ ബ്രാഡ്‌മാന്‌ അനുകൂലമായിരുന്നു. വിക്കറ്റിന്റെ ഒരു വശത്ത് നിൽക്കുന്ന ബ്രാഡ്‌മാൻ ബൗളറുടെ ഓരോ ചലനവും സസൂക്ഷമം നിരീക്ഷിച്ചിരുന്നു.[193] പന്തടിക്കാനായി കൈ പിറകോട്ടു വീശി ആക്കം കൂട്ടി വഞ്ചകമായ നോട്ടം ആദ്യകാലങ്ങളിൽ ഏറെ വിമർശിക്കപെട്ടു, എന്നാൽ പിന്നീട് ഈ ദുസ്വഭാവം നിയന്ത്രിക്കാൻ ബ്രാഡ്‌മാനു കഴിഞ്ഞു.[194] പന്തടിക്കാനായി കൈ പിറകോട്ടു വീശുമ്പോൾ കൈകൾ ശരീരത്തിനോട് ചേർന്നിരിക്കുന്ന സംതുലനമായ ഒരു രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്.[195] എടുത്തു പറയത്തക്കതായ മറ്റൊരു സവിശേഷ ഗുണം അദ്ദേഹത്തിന്റെ ഫുട് വർക്കാണ്‌. പിച്ച് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിന്‌ മകുടോദാഹരണമാണ്‌ അദ്ദേഹത്തിന്റെ ഇന്നിം‌ഗ്‌സുകൾ.[196] അനുഭവ പരിജ്ഞാനമാണ്‌ ബ്രാഡ്‌മാന്റെ കളിയെ വികസിപ്പിച്ചത്. ബോഡിലൈൻ സീരിസിൽ താത്കാലികമായി അദ്ദേഹം ഉപയോഗപ്പെടുത്തിയ വിദ്യകളിലൊന്ന് അവധാനപൂർവ്വം ക്രീസിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി കുത്തി വരുന്ന പന്തുകളെ കൈകാര്യം ചെയ്യുക എന്നത്.[197] തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 1930കളിൽ ബ്രാഡ്‌മാനുണ്ടായിരുന്ന മറ്റൊരു സവിശേഷത പെട്ടെന്ന് തന്നെ സാഹചര്യം അനുസരിച്ച് അക്രമണോത്സുക രീതിയും പ്രതിരോധത്തിലൂന്നിയുള്ള രീതിയും അവലംബിക്കാനുള്ള കഴിവായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം തന്റെ പ്രായത്തിനനുസരിച്ചുള്ള സുസ്ഥിരമായ ബാറ്റിംഗുമായി ബ്രഡ്‌മാൻ പൊരുത്തപ്പെട്ടു.[198] എന്നിരുന്നാലും ചിക്കണമായ പിച്ചുകളിൽ കളിക്കാൻ ബ്രാഡ്‌മാൻ അത്ര സമർത്ഥനല്ലായിരുന്നു. ബ്രാഡ്‌മാന്റെ വിസ്മയജനകമായ സംഭവകുറിപ്പേടിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് നിർദ്ദേശാത്മകമായ ഒരു ഇന്നിംഗ്‌സ് പഴയ ചിക്കണമായ പിച്ചുകളിൽ ഇല്ലാത്തതാണ്‌ എന്ന് വിസ്‌ഡൺ ഒരിക്കൽ അഭിപ്രായപ്ര‍കടനം നടത്തി.[1] വൈശിഷ്ഠമായ തന്റെ കഴിവുകളാൽ ബ്രാഡ്മാൻ ക്രിക്കറ്റിലുള്ളവർക്കും പുറത്തുള്ളവർക്കും ഒരു മാതൃകയായിരുന്നു. ബ്രാഡ്മാൻസ്ക്യൂ എന്ന സംജ്ഞ നാണയമായി ക്രികറ്റിന് പുറത്തും ഉള്ളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു.[199] ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോ മുത്തയ്യ മുരളീധരനെ ബൗളിംഗിലെ ഡോൺ ബ്രാഡ്മാൻ എന്നാണ് വിശേഷിപ്പിച്ചത്[200 അതു പോലെ മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആയിരുന്ന ജോൺ ഹോവാർഡിനെ ലിബറൽ പാർട്ടി നേതാവായ ജൊ ഹോകി രാഷ്ട്രീയത്തിലെ ബ്രാഡ്മാൻ എന്നാണ് വിശേഷിപ്പിച്ചത്.[201] നെഡ് കെല്ലി കഴിഞ്ഞാൽ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ എഴുതിയിട്ടുള്ളത് ബ്രാഡ്‌മാനെ പറ്റിയാണ്‌.[202] ബ്രാഡ്‌മാൻ തന്നെ നാല്‌ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്: അദ്ദേഹത്തിന്റെ രചനകൾ ദി സ്റ്റോറി ഓഫ് മൈ ക്രിക്കറ്റിംഗ് ലൈഫ് വിത്ത് ഹിന്റ്സ് ഓൺ ബാറ്റിം‌ഗ്, ബൗളിംഗ് ആന്റ് ഫീൽഡിംഗ് (1930) ദി ആർട്ട് ഓഫ് ക്രിക്കറ്റ് (1958) ബോഡിലൈൻ സീരിസിനെ പറ്റിയുള്ള പരമ്പര 1984ൽ ടെലിവിഷനിൽ വന്നു.[203] മൂന്ന് കാലഘട്ടങ്ങളിലായി ബ്രാഡ്‌മാന്റെ കീർത്തി നിലനിർത്തിയ മൂന്ന് പാട്ടുകൾ പുറത്തിറങ്ങി. ഞങ്ങളുടെ ഡോൺ ബ്രാഡ്‌മാൻ (Our Don Bradman) 1930ൽ ജാക്ക് ഓ'ഹാഗൻ,[204] ബ്രാഡ്‌മാൻ (Bradman) 1980ൽ പോൾ കെല്ലി,[205] സർ ഡോൺ (Sir Don) വില്ല്യംസൺ പുറത്തിറക്കി.[206] 1930കളിൽ ബ്രാഡ്‌മാൻ മറ്റുള്ളവരോടൊപ്പം ആലപിച്ച പല പിയാന ഉപയോഗിച്ചുള്ള പാട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ മുഖ്യം എവരി ഡേ ഈസ് അ റയിൻബോ ഡേ ഫോർ മി ആണ്‌.[207] 2000ൽ ബ്രാഡ്‌മാന്റെ പേര്‌ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടി സർ ഡൊണാൾഡ് ബ്രാഡ്‌മാൻ എന്ന കണ്ണി ഉപയോഗിക്കാതിരിക്കാൻ തൊഴിൽസംഘങ്ങളോട് ആവശ്യപ്പെട്ടു.[208] ബ്രാഡ്‌മാന്റെ പേര്‌ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടി ബ്രിട്ടനിലെ രാജകുടുംബവും, മറ്റു വിദേശ സർക്കാരുകളും നയങ്ങൾ കൈക്കൊണ്ടു.[209] ബ്രാഡ്‌മാന്റെ ടെസ്റ്റ് ജീവിതത്തിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ഗ്രാഫ്. ചുവന്ന വരകൾ ഇന്നിംഗ്‌സിനെ സൂചിപ്പിക്കുന്നു, നീല വരകൾ ശരാശരിയേയും സൂചിപ്പിക്കുന്നു. നീല കുത്തുകൾ കാണിക്കുന്നത് പുറത്താകതെയുള്ള ഇന്നിംഗ്‌സാണ്‌. ബ്രാഡ്മാൻ മ്യൂസിയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ.[212] ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോഴും ബ്രാഡ്മാന്റെ പേരിലുള്ള റിക്കോഡുകൾ ചുവടെ കൊടുത്തിരിക്കുന്നു: ഏറ്റവും ഉയർന്ന അഞ്ചാം വിക്കറ്റ് കൂട്ട് കെട്ട്: 405 (സിഡ്‌നി ബാരൻസിനൊപ്പം, 1946–47)[216] ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ട് കെട്ട്: 346 (ജാക്ക് ഫിൻ‌ഗ്ലടനൊപ്പം, 1936–37)[217] ഒരിന്നിം‌ഗ്സിൽ അഞ്ചാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുക: 304 (1934)[218] ഒരിന്നിം‌ഗ്സിൽ ഏഴാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുക: 270 (1936–37)[218] ഒരു ടീമിനെതിരെ ഏറ്റവും കൂറ്റുതൽ റൺസ് നേട്ടം: 5,028 (v ഇംഗ്ലണ്ട്)[219] ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ്: 974 (1930)[220] കളിയുടെ ഒരു സെഷനിൽ ഏറ്റവും കൂടുതൽ തവണ സെഞ്ച്വറി നേട്ടം: 6 (1 ലഞ്ചിനു മുൻപ്, 2 ലഞ്ച്-ചായ, 3 ചായ-സ്റ്റമ്പ്സ്)[221] ഒരു ദിവസത്തെ കളിയിൽ ഏറ്റവും കൂടുതൽ റൺസ്: 309 (1930)[222] ഏറ്റവും കൂടുതൽ തവണ ഇരട്ട സെഞ്ച്വറി നേട്ടം: 12[223] ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേട്ടം: 3 (1930)[224] ഏറ്റവും കൂടുതൽ തവണ ട്രിപ്പിൾ സെഞ്ച്വറി നേട്ടം: 2 ബ്രയൻ ലാറയ്ക്കും വീരേന്ദ്ര സെവാഗിനുമൊപ്പം പങ്കിടുന്നു 225] ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കളികളിൽ സെഞ്ച്വറി നേട്ടം: 6 (അവസാന മൂന്ന് ടെസ്റ്റുകൾ 1936–37, ആദ്യ മൂന്ന് ടെസ്റ്റുകൾ 1938)[226] ഏഴ് കലണ്ടർ വർഷങ്ങളിൽ 100നു മുകളിൽ ശരാശരി യോഗ്യത->400 റൺസ് ഒരു കളിക്കാരനും ഈ ശരാശരി രണ്ട് പ്രാവിശ്യത്തിൽ കൂടുതൽ നേടിയിട്ടില്ല. വേഗത്തിൽ 2000 റൺസ് നേട്ടം (22 ഇന്നിംഗ്‌സുകളിൽ നിന്ന്‌ 227] 3000 (33 ഇന്നിംഗ്‌സ് 228] 4000 (48 ഇന്നിംഗ്‌സ് 229] 5000 (56 ഇന്നിംഗ്‌സ്)[230] 6000 (68 ഇന്നിംഗ്‌സ്)[231] ടെസ്റ്റ് റൺസ്. എല്ലാ ടെസ്റ്റ് കളിക്കാരുടെയും ബാറ്റിംഗ് ശരാശരി ക്രിക്കറ്റിന്റെ മാത്രമല്ല, പന്തുകളികളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭാസം എന്നാണ് വിസ്‌ഡൺ മാസിക ബ്രാഡ്മാനെ വിശേഷിപ്പിച്ചത്.[1] പ്രശസ്ത സ്റ്റാറ്റിസ്റ്റിക്കനായ ചാൾസ് ഡേവിസ് കായിക ലോകത്തിലെ പല കളികളിലേയും ഏറ്റവും പ്രഗൽഭരായ കളിക്കാരുടേ സ്ഥിതി വിവരകണക്കുകൾ തമ്മിൽ താരതമ്യം ചെയ്തു.[234] അങ്ങനെ അദ്ദേഹം തിരഞ്ഞെടുത്ത കായിക ലോകത്തിലേ ഏറ്റവും പ്രതിഭാശാലികളായ അഞ്ച് കളിക്കാരുടെ പട്ടിക:[235] ബ്രാഡ്‌മാൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കായി ടൈം മാഗസിൽ ഒരു കോളം തന്നെ മാറ്റിവച്ചു:[236] അതുല്യനായ ബ്രാഡ്‌മാനെ എക്കാലത്തേയും മികച്ച ഒരു കായിക താരമായാണ്‌ പരിഗണിക്കുന്നത്; ഓസ്ട്രേലിയയുടെ ഏറ്റവും ആദരാപൂർണ്ണനായ നായകൻ, വിദേശങ്ങളിലും ആദരിക്കപെടുന്ന വ്യക്തിയുമാണ്‌. 27 വർഷത്തെ ജയിൽ വാസത്തിനു ശേഷം നെൽസൺ മണ്ടേല പുറത്തിറങ്ങിയപ്പോൾ ഒരു ഓസ്ട്രേലിയൻ സന്ദർശകനോട് ആദ്യം ചോദിച്ച ചോദ്യം ഇപ്പോഴും സർ ഡൊണാൾഡ് ബ്രാഡ്‌മാൻ ജീവിച്ചിരുപ്പുണ്ടോ? എന്നാണ്‌. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്‌ഡൺ ക്രിക്കറ്റേഴ്സ് അൽമനാകിന്റെ 1963ലെ ലക്കത്തിൽ ഇംഗ്ലീഷ് എഴുത്തുകാരനായ നെവില്ലെ കാർഡസ് ബ്രാഡ്‌മാനെ ക്രിക്കറ്റിലെ ആറ് മഹാരഥന്മാരുടെ പട്ടികയിലുൾപ്പെടുത്തി. വിസ്‌ഡന്റെ നൂറാം ലക്കത്തിലെ പ്രത്യേകമായി അംഗീകരിക്കപ്പെട്ട കളിക്കാരുടെ പട്ടികയാണിത്.[237] മറ്റുള്ള അഞ്ച് കളിക്കാർ ബ്രാഡ്‌മാൻ നേടിയ അന്താരാഷ്ട്ര ശതകങ്ങളുടെ പട്ടിക ൧ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബ്രാഡ്മാൻ ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, ബ്രാഡ്മാന്റെ കാലത്ത് ഏകദിനവും ട്വന്റി20യും നിലവിലില്ലായിരുന്നു. ൨ കുറഞ്ഞത് ഇരുപത് ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ബാറ്റ്സ്മാന്മാരെ മാത്രമേ പരിഗണിച്ചിട്ടുള്ളു വിക്കിമീഡിയ കോമൺസിലെ Donald Bradman എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. ഡൊണാൾഡ് ബ്രാഡ്‌മാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്. ഡൊണാൾഡ് ബ്രാഡ്‌മാൻ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്. ബ്രാഡ്മാൻ ഡിജിറ്റൽ ലൈബ്രറി Archived 2004-03-07 at the Wayback Machine.—സ്റ്റേറ്റ് ലൈബ്രറി ഓസ്ട്രേലിയ വിക് റിച്ചാർട്സൺ ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ബിൽ ബ്രൗൺ ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ ബിൽ ഡൗളിംഗ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ബോബ് പാരിഷ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആൻഡി സന്ധാം ലോക റിക്കോഡ് – ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ 334 ഇംഗ്ലണ്ടിനെതിരെ 1930-ൽ ലീഡ്സിൽ വച്ച് പിൻഗാമി ലേഖനംസംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിപീഡിയവിക്കിപീഡിയ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംകവാടംകവാടത്തിന്റെ സംവാദംഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് Chandrika Daily Home India രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ മുന്‍ സൈനികനും വിദേശിയായി; ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുത്ത ഇന്ത്യന്‍ സൈന്യത്തിലെ റിട്ടയേര്‍ഡ് ഹോണററി ക്യാപ്റ്റനായ 52കാരന്‍ മുഹമ്മദ് സനാഉല്ല വിദേശ പൗരനായി മാറി. 30 വര്‍ഷത്തെ ഇന്ത്യന്‍ സൈനിക സേവനത്തിന് ശേഷം അസമിലെ കാമരൂപ് ജില്ലയിലെ കോലോഹിക ഗ്രാമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന മുഹമ്മദ് സനാഉല്ലയെ അന്നാണ് ബോകോ വിദേശ ട്രൈബ്യൂണല്‍ വിദേശിയെന്ന് (ബംഗ്ലാദേശി) മുദ്രകുത്തി പിടികൂടിയത്. കേന്ദ്രസര്‍ക്കാര്‍ പൗരത്വ ബില്‍ നടപ്പാക്കി തുടങ്ങിയതോടെയാണ് അസമിലെ പൗരത്വ പട്ടികയില്‍ നിന്നും മുന്‍ സൈനികന്‍ പുറത്താവുന്നത്. കാര്‍ഗില്‍ യുദ്ധത്തിലടക്കം പങ്കെടുക്കുകയും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലടക്കം നേടുകയും ചെയ്ത സനാഉല്ലക്ക് രണ്ടാം മോദി അധികാരത്തിലേറിയ ദിവസം ജീവിതത്തിലെ ഇരുണ്ട ഏടായി മാറുകയായിരുന്നു. താന്‍ ഈ രാജ്യത്തെ പൗരനല്ലെന്ന പുതിയ വാദം അവിശ്വസനീയമായാണ് തോന്നിയത്. വിദേശിയെന്ന് മുദ്രകുത്തി പിടികൂടിയ സനാഉല്ലയെ വിദേശികളെ പാര്‍പ്പിക്കുന്ന താല്‍ക്കാലിക തടങ്കല്‍ പാളത്തിലേക്ക് മാറ്റി. താന്‍ ജയിലിലായ ദുഃഖത്തിനിടയിലും ചെറിയ എന്തെങ്കിലും അപാകതകളാവാം തനിക്കെതിരെ ഇത്തരത്തിലൊരു വിധി പ്രസ്താവം നടത്താന്‍ കാരണമെന്ന പ്രതീക്ഷയിലാണ് സനാഉല്ല. 1967ല്‍ ജനിച്ച താന്‍ 11-ാം വയസില്‍ 1987ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ പ്രവേശിച്ചത്. പക്ഷേ ബോകോ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അത് 1978 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സനാഉല്ല പറയുന്നു. വിദേശിയെന്ന് മുദ്രകുത്തി വീട്ടില്‍ നിന്നും കൊണ്ടു പോയ ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം അതിര്‍ത്തി പൊലീസിലും സനാഉല്ല സേവനമനുഷ്ടിച്ചിട്ടുണ്ട്. സനാഉല്ല കാമരൂപ് ജില്ലയിലെ ബൈഹത ചാരിയാലി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയായിരുന്നു. സൈന്യത്തിലായിരുന്ന സമയത്ത് മൂന്ന് തവണ ഭീകര വിരുദ്ധ ഓപറേഷനിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി ജമ്മുകശ്മീരിലെ ദോഡ ജില്ലയിലും 2015-17 വരെ കുപ് വാരയില്‍ നിയന്ത്രണ രേഖക്കു സമീപവും 2007-10ല്‍ മണിപ്പൂരിലും ഭീകര വിരുദ്ധ നീക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്രയും കാലം രാജ്യത്തിന് വേണ്ടി സൈന്യത്തില്‍ സേവനം അനുഷ്ടിച്ചിട്ട് തനിക്ക് കിട്ടിയത് ഇതാണെന്ന് നിസ്സഹായതയോടെ സനാഉല്ല പറയുന്നു. അസമിലെ പൗരത്വ പട്ടികയില്‍ ആദ്യം തന്റെ പേരും ഉണ്ടായിരുന്നില്ലെന്നും പിന്നീട് അധികൃതര്‍ക്ക് എഴുതിയപ്പോള്‍ ബ്രിഗേഡിയര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരേ പ്രക്രിയയാണെന്നാണ് മറുപടി നല്‍കിയത്. അതേസമയം നിലവിലെ മാര്‍ഗ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സനാഉല്ലയെ വിദേശിയായി പ്രഖ്യാപിച്ചതിനാലാണ് തങ്ങള്‍ കസ്റ്റഡിയിലെടുത്തതെന്നും കാമരൂപ് പൊലീസ് സൂപ്രണ്ട് പാര്‍ത്ഥസാരഥി മഹന്ത പറഞ്ഞു. സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവരം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വ്യക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. പിതാവിന്റെ അവസ്ഥയില്‍ ഏറെ പേടിയുണ്ടെന്നും എന്നാല്‍ സൈന്യം അദ്ദേഹത്തിന്റെ രക്ഷക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സനാഉല്ലയുടെ മകള്‍ ഷഹനാസ് അഖ്തര്‍ പറഞ്ഞു. വിഷയത്തില്‍ അസം പൊലീസുമായി സംസാരിക്കുമെന്നായിരുന്നു ഇതേ കുറിച്ച് സൈന്യത്തിന്റെ പ്രതികരണം. വളരെ ദുഖകരമായ സാഹചര്യമെന്നായിരുന്നു റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ രഞ്ജിത് ഭര്‍താകറിന്റെ ഇതേ കുറിച്ചുള്ള പ്രതികരണം. സനാഉല്ല ബംഗ്ലാദേശിയാണെങ്കില്‍ എങ്ങിനെ അയാള്‍ 30 വര്‍ഷം സൈന്യത്തിലും ശേഷം അതിര്‍ത്തി പൊലീസിലും സേവനമനുഷ്ടിച്ചു. ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍; മോദിക്കൊപ്പം വേദി പങ്കിട്ട നാല്‌പേരില്‍ ഒരാള്‍ ‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം സമ്മാനമായി ലഭിച്ച ഭരണഘടനയുടെ കോപ്പി നിരസിച്ച് മോദിയുടെ ഓഫീസ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍ പൗരത്വബില്‍ രാജ്യസഭയും കടന്നു: ഇനി സംഭവിക്കാന്‍ പോവുന്നത് ലോക്ക് ഡൗണ്‍ വൈകിപ്പിച്ചു; രാജ്യത്ത് കോവിഡ് വ്യാപനം 8000 കടന്നിരിക്കെ ഗുരുതര ആരോപണവുമായി കമല്‍നാഥ് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്നാ ബെന്‍; വെള്ളത്തിലേത് അഭിനയം ആയിരുന്നില്ല, അനുഭവമെന്ന് ജയസൂര്യ ആദിത്യനുമായുള്ള വിവാഹം തനിക്ക് പറ്റിയ മണ്ടത്തരമെന്ന് അമ്പിളി ദേവി.ആദിത്യനെതിരേ കേസെടുത്തു Express Malayali Home Special ആദിത്യനുമായുള്ള വിവാഹം തനിക്ക് പറ്റിയ മണ്ടത്തരമെന്ന് അമ്പിളി ദേവി.ആദിത്യനെതിരേ കേസെടുത്തു ആദിത്യനുമായുള്ള വിവാഹം തനിക്ക് പറ്റിയ മണ്ടത്തരമെന്ന് അമ്പിളി ദേവി.ആദിത്യനെതിരേ കേസെടുത്തു ഗാർഹികപീഡന നിരോധന നിയമപ്രകാരം സീരിയൽ നടൻ ആദിത്യനെതിരേ കേസെടുത്തു. ഭാര്യയും സീരിയൽ നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചവറ പോലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ ആദിത്യൻ പറയുന്നത് കളളം-അമ്പിളി ദേവി സാമൂഹികമാധ്യമങ്ങളിൽ ആദിത്യൻ തന്നെപ്പറ്റി പറയുന്നത് ശുദ്ധ അസംബന്ധമാണന്ന് സീരിയൽ താരം അമ്പിളി ദേവി. പരമ്പരകളിൽ മാത്രമല്ല, ജീവിതത്തിലും നല്ല അഭിനേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണന്നും അമ്പിളി പറഞ്ഞു. തന്നെപ്പറ്റി ഇല്ലാക്കഥകൾ പറയുന്ന ആദിത്യൻ ഉന്നയിക്കുന്ന ഏതന്വേഷണത്തിലും സഹകരിക്കാൻ തയ്യാറാണ്. ആദിത്യനുമായിട്ടുള്ള വിവാഹം പോലും തനിക്കു പറ്റിയ മണ്ടത്തരാണ്. വിവാഹത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം മുഖം മനസിലാക്കുന്നത്. തന്റെ മാതാപിതാക്കളുടെ മുന്നിൽപ്പോലും വിദഗ്ധമായി അഭിനിയച്ച് പ്രതിഫലിപ്പിക്കാൻ സാധിച്ചു. നിയമപരമായി ആദിത്യനെതിരെ നീങ്ങും. ഇനി ആദിത്യനുമായി സഹകരിച്ചു മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വീട്ടുകാരുമായി ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും അമ്പിളി ദേവി പറഞ് Previous articleസീരിയൽ നടൻ ആദിത്യൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി Next articleരണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യം – മുഖ്യമന്ത്രി ചിരി പടർത്തി ‘ഒള്ളത് പറയാം”ജൈത്രയാത്ര തുടരുന്നു. അനസ് ജെ റഹിം വെഞ്ഞാറമൂട്ടിന്റെ മണ്ണിൽ നിന്നും വളർന്നു വരുന്നൊരു കലാകാരൻ മുഖത്തുകരിവാളിപ്പ് ഒരു സൂപണ്‍ തൈരും ഒരു വിറ്റാമിന്‍ ഇ ഗുളികയും കൈയ്യിലുണ്ടെങ്കില്‍ മുഖത്തിന് തിളക്കവും മിനുസവും നല്‍കാo. സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | പന്തളം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ അബുദാബി ദൈസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം ബെഞ്ചമിന്റെ മകള്‍ ഷേബാ സാം ബെഞ്ചമിന്‍ സിബിഎസ്ഇ +2 പരീക്ഷയില്‍ കൊമേഴ്‌സ് സ്ട്രീമില്‍ 96% മാര്‍ക്ക് വാങ്ങി ഡിസ്റ്റിക്ഷനോടെ പാസ്സായി. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. മായൻ ഭരണാധികാരിയായിരുന്ന പാസ്കൽ രണ്ടാമൻ അഥവാ മഹാനായ പാസ്കലിന്റെ രൂപം കൊത്തിയ കല്ല് ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്. കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ. മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് ഇവരുടെ നാഗരികത അടയാളപ്പെടുത്തിയിരിക്കുന്നത്. 2000 BCE മുതൽ CE 250 വരെ പ്രീ ക്ലാസിക്, CE 250 മുതൽ CE 900 വരെ ക്ലാസിക് (സുവർണ കാലഘട്ടം CE 900 മുതൽ CE 1519 വരെ പോസ്റ്റ്‌ ക്ലാസിക് കാലഘട്ടം എന്നിങ്ങനെയാണ്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിൽ എല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടെന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇന്നും നിഗൂഢമാണ്. അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. എങ്കിലും അതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളാണ് ഗവേഷകരെ പുതിയ നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്. രണ്ട് തലയോട്ടിയിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം അവർക്ക് വ്യക്തമായി മനുഷ്യ മാംസം വലിച്ചു പറിച്ചു കളഞ്ഞു രണ്ടിലും പെയിന്റ് അടിച്ചിരുന്നു. മായന്മാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നില്ല, മറിച്ച് പ്രശനക്കാർ ആയിരുന്നു. രണ്ട് തലയോട്ടികളും ആ വസ്തുത ശെരി വയ്ക്കുന്നതും ആയിരുന്നു. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയ്യാറാക്കുന്നതാണത്രേ ആ തലയോട്ടികൾ. അത് യുദ്ധചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. ഒരു യുദ്ധവീരന്റെ കല്ലറയെന്ന് കരുതുന്നതിൽ നിന്നും ലഭിച്ച തലയോട്ടികൾ ഗവേഷകരെ അത്തരമൊരു നിഗമനത്തിലെത്തിക്കാൻ കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കണ്ടെടുക്കപ്പെട്ട തലയോട്ടികൾ പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇത് ഭാഗികമായി തൂവലുകൾ വെയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടികളിലേക്ക് കടത്താനും വേണ്ടിയുള്ളതാണെന്ന് കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിരുന്നു. യോദ്ധാക്കളുടെ നെഞ്ചിനോട്‌ ചേർന്ന് നിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. കൂടാതെ താടിയെല്ലുകളും മറ്റും ഊർന്ന് പോകാതിരിക്കാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറി വരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്ന് തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബൻ പറയുന്നത്. ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധവുമായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു. 1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് അഭിപ്രായംപ്പെട്ടിരുന്നത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ (സയൻസ് ജേർണൽ Aug-3, 2018 അത് വിശദീകരിക്കുന്നതിന് വേണ്ടി എങ്ങനെയാണ് വനനശീകരണം വരൾച്ചയിലേക്ക് നയിച്ചതെന്നതിന്റെ കമ്പ്യൂട്ടർ മോഡലുകളും അവർ തയ്യാറാക്കിയിരുന്നു. യുക്കാറ്റൻ ഉപദ്വീപിലെ (ചിച്ചാൻകനാവ് തടാകം മായൻ സംസ്കാരമായിരുന്നു അന്ന് അവർ പഠനവിധേയമാക്കിയത്. ഏതാണ്ട് ആയിരം വർഷം മുൻപ് പതിറ്റാണ്ടുകൾ നീണ്ട ആ വരൾച്ച മായൻ സംസ്കാരത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അവർ വ്യക്തമാക്കുകയുണ്ടായി. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ വിശ്വസിക്കുന്നത്. ചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്… പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ… AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് പല്ലിനെ പല്ലുകൊണ്ട്‌; കല്ലിനെ കല്ലുകൊണ്ട്‌ മാധ്യമ ബൂർഷ്വകളെ മാധ്യമ ബൂർഷ്വാത്തരം കൊണ്ട്‌ എതിർക്കണമെന്ന്‌ ചുരുക്കം. അതറിയുന്നവർ കണ്ണൂരുകാർ മാത്രമാണ്‌. മാടമ്പിയെന്ന്‌ കളിയാക്കിയെങ്കിലും എം.വി രാഘവന്റെ ലൈൻ അതായിരുന്നു. കുത്തകകൾക്കെതിരെ പൊരുതാനാണ്‌ ഇടപാടുകാരിൽ നിന്ന്‌ പണം വാങ്ങിയത്‌; സെൻകുമാറിന്റെ അന്വേഷണ റിപ്പോർട്ട്‌ പൂഴ്‌ത്താനും ‘ജ്യോതിസെ’ന്ന്‌ പേരുമാറ്റി ലിസിന്‌ പ്രവർത്തനാനുമതി നൽകാനും മടിയേതും കാട്ടാത്ത ആദർശവാന്മാരാണ്‌ ചില്ലുമേടയിലിരുന്ന്‌ കല്ലെറിയുന്നത്‌. ‘ദീപസ്തംഭ’മാണ്‌ ലിസിന്റെ അടയാളം. മഹാശ്ചര്യമായതിനാൽ പണം നമുക്കും കിട്ടണം എന്നല്ലേ. ആ ചന്ദ്രതാരം കേരളം ബംഗാളാക്കാൻ; ആസേതു ഹിമാലയം പ്രസ്ഥാനത്തെ പച്ചപിടിപ്പിക്കാൻ; ആത്മാബോധമുള്ള ജനതയ്‌ക്ക്‌ നേര്‌ നേരത്തെ അറിയിക്കാൻ ഇതല്ലാതെ മറ്റെന്തുവഴി? ലിസിന്റെ പണം ജനങ്ങളുടേതാണ്‌. അല്ലാതെ, കുത്തക മുതലാളിമാരും വിദേശ ചാരന്മാരും നൽകിയതല്ല. എസ്‌.എൻ.സി ലാവ്‌ലിനിൽ 365 കോടിയാണ്‌ പിണറായി സഖാവിന്റെ റേറ്റ്‌; അദ്ദേഹത്തിന്റെ നാലയലത്തുപോലും എത്താത്ത തന്നെ മാത്രം കള്ളനെന്ന്‌ വിളിച്ചതിൽ വേണു കുണ്‌ഠിതനാണ്‌. “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന്‌ വിളിച്ചില്ലേ” എന്ന്‌ വേണു ചോദിക്കുന്നതും ചുമ്മാതല്ല. ഇന്ദിരാഗാന്ധി പറഞ്ഞാൽ ചൂലെടുത്ത്‌ നിലം തൂത്തുവാരാൻ തയ്യാറാണെന്നു പ്രഖ്യാപിച്ച ഒരു മുൻ രാഷ്ര്ടപതി നമുക്കുണ്ട്‌. രാജീവ്‌ഗാന്ധി സർക്കാറിനെ പിരിച്ചുവിടാൻ അണിയറയിൽ വി.പി സിംഗ്‌ പ്രഭൃതികൾക്ക്‌ എല്ലാ ഒത്താശയും ചെയ്തതും അതേ ആളു തന്നെ. ഇന്ത്യൻ രാഷ്ര്ടീയത്തിൽ അമ്മയോടും മകനോടും രണ്ടു നിലപാട്‌ സ്വീകരിച്ച ഗ്യാനി സെയിൽസിംഗിനെ രാഷ്ര്ടപതി തിരഞ്ഞെടുപ്പിന്റെ ചൂടുയർന്ന വേളയിൽ ഓർക്കുക, സ്വാഭാവികം. ശീമോന്റെ ചോദ്യം കണക്കെ, കർത്താവേ എന്റെ കഷ്ടപ്പാടെല്ലാം വെറുതെയായല്ലോ എന്ന്‌ നെടുവീർപ്പിടുന്ന ഇന്ത്യൻ രാഷ്ര്ടീയത്തിലെ ശീമത്തമ്പുരാക്കന്മാർക്ക്‌ മുമ്പിലൂടെയാണ്‌ പ്രതിഭാ പാട്ടീൽ റെയ്‌സീനാ കുന്നിലേക്ക്‌ ചോടുവെക്കുന്നത്‌. പുരുഷകേസരിമാരുടെ കഥ അവിടെ നിൽക്കട്ടെ. സ്വയം കൃതാനർഥത്താൽ ദുഃഖിക്കുന്ന ഒരു മഹിളാ നേതാവുണ്ട്‌. മഹാരാഷ്ര്ടയിൽ തന്നെ. നിലപാടുകൾ മാറിയില്ലായിരുന്നെങ്കിൽ പ്രതിഭാ പാട്ടീലിന്റെ സ്ഥാനത്ത്‌ അവരോധിതയാകാൻ എന്തുകൊണ്ടും കഴിവുള്ള മഹതി! അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകൾ, തുടർച്ചയായി രാജ്യസഭാ ഉപാധ്യക്ഷ; സഭയിൽ റഫറിയുടെ റോളാണ്‌ തനിക്കെന്ന്‌ പറഞ്ഞ, ഇന്ദിരയെ അഭിമതയും ആരാധ്യയുമായി കണ്ട നജ്‌മാ ഹെപ്‌ത്തുള്ള. സോണിയാ ഗാന്ധി തനിക്ക്‌ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന്‌ വിലപിച്ച്‌ 2004 ജൂണിൽ മഹാരാഷ്ര്ടയിൽ നിന്ന്‌ ബി.ജെ.പി ടിക്കറ്റിൽ ഉപരിസഭയിലെത്തിയ നജ്‌മാ, പിണക്കത്തിന്‌ കൊടുത്ത വില കനത്തതാണെന്ന്‌ പറയാതെ വയ്യ. ഒരിക്കൽ അവരെ ഉപരാഷ്ര്ടപതി സ്ഥാനത്തേക്ക്‌ സജീവമായി പരിഗണിച്ചെങ്കിലും കൃഷ്ണകാന്തിനാണ്‌ നറുക്ക്‌ വീണത്‌. ‘നജ്‌മയെ വലിയൊരു കസേര കാത്തിരിക്കുന്നു’ണ്ടെന്ന മറുപടിയാണ്‌ അവരുടെ നാട്ടുകാരനായ അന്നത്തെ കോൺഗ്രസ്‌ വക്താവ്‌ വി.എൻ. ഗാഡ്‌ഗിൽ നൽകിയത്‌. വിനാശ കാലേ വിപരീതം എന്നു നജ്‌മയുടെ ബുദ്ധിയെ നമുക്ക്‌ സാമാന്യവത്‌ക്കരിച്ച്‌ തൃപ്തരാകാം. കർമ്മനാളുകളിൽ എത്രമേൽ ഹിന്ദുത്വത്തിൽ അഗ്നിശുദ്ധി തെളിയിച്ചവനാകിലും, ജി.എസ്‌ പഥക്കിനും ബി.ഡി. ജെട്ടിക്കും എം. ഹിദായത്തുള്ളക്കും കൃഷ്ണകാന്തിനും സംഭവിച്ചപോലെ രാജ്യസഭാ അധ്യക്ഷന്മാരായി മാത്രം ഇരുന്ന്‌ മടങ്ങിപ്പോകാനാണ്‌ ശെഖാവത്തിന്റെയും വിധി. സർപ്പ സാന്നിധ്യം ഒട്ടും സഹിക്കാൻ വയ്യാത്തതിനാൽ പ്രതിഭകൾക്ക്‌ തന്റെ മുറിയിലേക്ക്‌ പ്രവേശനമില്ലെന്ന്‌ ചുള്ളിക്കാട്‌. ’പ്രതിഭ‘യ്‌ക്ക്‌ പിന്തുണയില്ലെന്ന്‌ ഇദയക്കനി ജയാമ്മ പറഞ്ഞതും സർപ്പസാന്നിധ്യം ഭയന്നുതന്നെ. പെൺപിറന്നവർ തമ്മിലുള്ള അസൂയ. പണ്ട്‌ സോണിയ പ്രധാനമന്ത്രിയാവാതിരിക്കാൻ മുലായത്തിന്റെ കൂടെ നിന്ന്‌ പണിത പാര പോലൊന്ന്‌. എം.ജി. ആറിന്റെ നല്ലപാതി ജാനകിയെ മുഖ്യമന്ത്രി കസേരയിൽ നിന്ന്‌ പുകച്ചു പുറത്താക്കിയ പോലൊന്ന്‌. Next articleകാരാട്ടിനെ (ബുദ്ധിജീവിയെ) കൊണ്ട്‌ എന്തു പ്രയോജനം? മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക് പ്രഥമ മണിമല്ലിക സാഹിത്യപുരസ്‌കാരം ഇ. സന്തോഷ്‌കുമാറ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം ഇന്‍സ്റ്റാഗ്രാം യൂട്യൂബ് വീഡിയോകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്ടസ്അപ്പില്‍Keralafamily The lifestyle portal ഇന്‍സ്റ്റാഗ്രാം യൂട്യൂബ് വീഡിയോകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ ഇന്‍സ്റ്റാഗ്രാം യൂട്യൂബ് വീഡിയോകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്ടസ്അപ്പില്‍ ആന്‍ഡ്രോയിഡ് ഫോണിലും പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചര്‍ വാട്ട്‌സ് അപ്പ് അവതരിപ്പിച്ചു. 2018ല്‍ ഒരുപാടു പുതിയ ഫീച്ചറുകള്‍ വാട്ട്‌സ് അപ്പ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ ഐഓഎസില്‍ വാട്ട്‌സ് അപ്പ് പിപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഫോണിലും അവതരിപ്പിച്ചിരിക്കുന്നു. ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ മെസേജിംഗ് ആപ്പില്‍ തന്നെ ചെറിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. വീഡിയോ കാണാനായി ഇന്‍സ്റ്റാഗ്രാമിലേക്കോ യൂട്യൂബിലേക്കോ പോകേണ്ടി വരില്ല. വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം, വാട്ട്‌സ് അപ്പ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആന്‍ഡ്രോയ്ഡ് അപ്പില്‍ വര്‍ക്കിംഗിലാണെന്നാണ്. അടുത്തിടെ ഗൂഗിള്‍ പ്ലേസ്റ്റോറിലൂടെ വാട്ടസ് അപ്പ് പുതിയ അപ്‌ഡേഷന്‍ ഇറക്കിയിരുന്നു. ഡെവലപ്പ്‌മെന്റ് സ്റ്റേജിലായതിനാല്‍ പുതിയ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. അടുത്തുതന്നെ പുതിയ അപ്‌ഡേറ്റിലൂടെ ഈ ഫീച്ചര്‍ അവതരിപ്പിക്കും. വാട്ട്‌സ് അപ്പ് ആന്‍ഡ്രോയ്ഡ് പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയാല്‍ വെള്ളനിറത്തില്‍ ഒരു പ്ലേ ഐക്കണ്‍ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ ലഭ്യമാകും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പോപ് അപ്പായി ചെറിയ ബോക്‌സില്‍ വീഡിയോ കാണാം. ഈ ബോക്‌സ് ആപ്പിനുളളില്‍ എവിടെയും പ്ലേസ് ചെയ്യാനാവും. അതുകൊണ്ട് അതേസമയം തന്നെ മേസേജുകള്‍ അയയ്ക്കാനും സാധിക്കും. രാജ്യം രാജ്യം തിരഞ്ഞെടുക്കുക അഫ്ഗാനിസ്ഥാൻ അൽബേനിയ അൾജീരിയ അമേരിക്കൻ സമോവ അൻഡോറ അംഗോള അംഗുയില ആന്റിഗ്വയും ബാർബുഡയും അർജന്റീന അർമേനിയ അറുബ ഓസ്‌ട്രേലിയ ഓസ്ട്രിയ അസർബൈജാൻ ബഹ്‌റൈൻ ബംഗ്ലാദേശ് ബാർബഡോസ് ബെലാറസ് ബെൽജിയം ബെലീസ് ബെനിൻ ബെർമുഡ ബൊളീവിയ ബോസ്നിയ ഹെർസഗോവിന ബ്രസീൽ കംബോഡിയ കാമറൂൺ കാനഡ കേപ് വെർഡെ ഡെൻമാർക്ക് ഈജിപ്ത് ഫിൻ‌ലാൻ‌ഡ് ജർമ്മനി ഘാന ഗ്രീസ് ഹോഗ്കോഗ് ഇന്ത്യ ഇന്തോനേഷ്യ അയർലൻഡ് ഇസ്രായേൽ കുവൈറ്റ് ലെബനൻ മലേഷ്യ മെക്സിക്കോ നൈജീരിയ പാകിസ്ഥാൻ പോളണ്ട് പോർച്ചുഗൽ റൊമാനിയൻ റഷ്യ സിംഗപ്പൂർ ദക്ഷിണാഫ്രിക്ക ദക്ഷിണ കൊറിയ സ്വീഡൻ തായ്ലൻഡ് ടർക്കി യുണൈറ്റഡ് അറബ് എമിറേറ്റ്സ് യുണൈറ്റഡ് കിംഗ്ഡം അമേരിക്ക വിയറ്റ്നാം ആശയവും രൂപവും തമ്മിലുള്ള അന്തരം പരിഹരിക്കാനോ അതുവഴി ‘കലയുടെ അന്ത്യ'ത്തില്‍നിന്ന് തത്വചിന്തയിലേക്കു കടക്കാനോ ഇന്ത്യന്‍ സമൂഹത്തിന് കഴിയില്ല എന്ന യൂറോപ്യന്‍ ആധുനികതയുടെ അടിസ്ഥാനധാരണയെ ഹെഗലിനെ സൂചിപ്പിക്കാതെ കേസരി തിരുത്തുന്നു ആധുനിക കലാ- സാഹിത്യ ധാരണകളുടെ അസ്ഥിവാരം രൂപപ്പെടുത്തിയതില്‍ ജര്‍മന്‍ ആശയവാദചിന്തകനായ ഹെഗലിനുള്ള പങ്ക് നിര്‍ണായകമാണ്. ക്രൈസ്തവമതദര്‍ശനത്തിലെ ത്രിത്വസങ്കല്പത്തെ ചരിത്രവികാസവുമായി ചേര്‍ത്തുവിശദീകരിച്ച ഹെഗലാണ് കലയെ ചരിത്രവുമായി ബന്ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. കേവലാത്മാവി (absolute spirit) ന്റെ വികാസമാണ് ഹെഗലിന് ചരിത്രം. ഈ വികാസപ്രക്രിയയിലെ സ്ഥാനങ്ങളായി കലാരൂപങ്ങളെ അദ്ദേഹം നോക്കിക്കണ്ടു. കല പ്രത്യേകസംസ്‌കാരങ്ങളുടെ ചൈതന്യം പ്രകടിപ്പിക്കുന്നു. കലാകാരന്മാരുടെ വ്യക്തിഗതാവിഷ്‌കാരം അവരുള്‍പ്പെട്ടുനില്‍ക്കുന്ന സവിശേഷസംസ്‌കാരത്തിന്റെയും പൊതുമനുഷ്യചൈതന്യത്തിന്റെയും ആവിഷ്‌കാരമായി ഹെഗല്‍ കണ്ടു. കലയ്ക്ക് രേഖീയമായ പുരോഗതി കല്പിക്കുകയായിരുന്നു ഹെഗല്‍. പ്രാമാണികമായ കലാചരിത്രസങ്കല്പത്തിലെ പുരോഗതിബോധത്തിന് ഹെഗേലിയന്‍ കലാദര്‍ശനവുമായി ബന്ധമുണ്ട്. സാഹിത്യചരിത്രങ്ങളുടെ ആന്തരികതത്വമായി പ്രവര്‍ത്തിക്കുന്ന കാലത്തിലൂടെയുള്ള രൂപത്തിന്റെ വികാസചരിത്രം ഹെഗലില്‍നിന്നാണ് പുറപ്പെട്ടുവരുന്നത്. യൂറോ-ആധുനികതയുടെ ഇന്ത്യാബോധം കൊളോണിയല്‍ അധിനിവേശത്തിന്റെ പ്രത്യയശാസ്ത്രാടിത്തറയായിരുന്നു. തത്വചിന്ത വികസിക്കാന്‍ സാധ്യതയില്ലാത്ത, അതിനാല്‍ തന്നെ സ്വയമേവ ആധുനികമാവാന്‍ ശേഷിയില്ലാത്ത സമൂഹത്തെ ജനാധിപത്യവത്കരിക്കലായിരുന്നു വെള്ളക്കാരന്‍ സ്വയമേറ്റെടുത്ത ഭാരം (white men's burden) അഥവാ കൊളോണിയല്‍ അധിനിവേശം. കേവലാത്മാവിന്റെ വികാസത്തിന്റെ പാരമ്യമാണ് ‘ചരിത്രത്തിന്റെ അന്ത്യം end of history ഇതിലേക്കുള്ള പ്രയാണവഴികളിലെ ഘട്ടങ്ങള്‍ കലാരൂപത്തെ മുന്‍നിര്‍ത്തി തിരിച്ചറിയാന്‍ കഴിയും. കലാപരമായ ബോധവും കലാവിഷ്‌കാരവും ഒന്നായ ഘട്ടത്തെ ‘കലയുടെ അന്ത്യ end of art)മായി ഹെഗല്‍ സ്ഥാപിച്ചു IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ട് ജങ്കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല Samakalika Malayalam ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ട് ജങ്കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കായലില്‍ റോ റോ ജങ്കാറും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ചു. ആളപായമില്ല. സര്‍വീസ് ചാലില്‍ കുറുകെ വന്ന ബോട്ട് റോ റോ ജങ്കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തീരദേശ സേന എത്തി യാത്രക്കാരെ സുരക്ഷിതമായി തീരത്ത് എത്തിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന റോ റോ ജങ്കാറുമായാണ് ടൂറിസ്റ്റ് ബോട്ട് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. റോ റോ ജങ്കാറിന്റെ സര്‍വീസ് ചാലില്‍ കുറുകെ വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ജങ്കാറിനും ബോട്ടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല. ഉടന്‍ തന്നെ തീരദേശ സേന എത്തി യാത്രക്കാരെ സുരക്ഷിതമായി തീരത്ത് എത്തിച്ചു. ഫോര്‍ട്ട്‌കൊച്ചി റോ റോ ജങ്കാര്‍ ടൂറിസ്റ്റ് ബോട്ട് കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ഫ്രൂട്ട് ജ്യൂസ് ബ്രാൻഡുകൾ PepsiCo വിൽക്കുന്നു Whodat ഏറ്റെടുത്ത് എഡ്ടെക് ജയന്റ് Byju’s കുട്ടികളിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണം HomeLane ബ്രാൻഡിൽ നിക്ഷേപം നടത്തി ധോണി 700 MHz ബാൻഡിൽ എയർടെലിന്റെ 5G ട്രയൽ കേരളത്തിലെ ഇന്നവേഷൻ കേന്ദ്രങ്ങളിൽ മന്ത്രി രാജീവ്ചന്ദ്രശേഖർ പൂർണ്ണനഗ്നയായി ഒരു പെൺകുട്ടി തനിക്കു മുന്നിൽ… ആ കാഴ്ച തന്നെ മരവിപ്പിക്കുന്നതായി തോന്നി. ആദ്യമായിട്ടാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്, ഗുണ്ടൽപേട്ടെന്ന ചുവന്ന സാമ്രാജ്യത്തു ഒഴുക്കാൻ പോകുന്ന വിയർപ്പുതുള്ളികളെ ഓർത്ത് ഒരു തരം രോമാഞ്ചം ആയിരുന്നു ഇവിടെ എത്തുന്നത് വരെ. യാത്രയിൽ ഉടനീളം കാണാൻ പോകുന്ന പൂരത്തിന്റെ ആഘോഷം മനസ്സിൽ തുടികൊട്ടിയിരുന്നു…. ഹിന്ദി സംസാരിക്കുന്ന വെളുത്തു തുടുത്ത പെൺപിള്ളേർ ആയിരിക്കും കൂടുതൽ എന്ന് കൂട്ടുകാർ പറയുമ്പോൾ ഇതുവരെ ലഭിക്കാത്ത കൗമാരത്തിലെ കനവുകളിലെ ഒന്ന് സാധിച്ചെടുക്കുക്കാൻ പോകുന്നവന്റെ എല്ലാ വെപ്രാളവും എന്നിൽ ഉണ്ടായിരുന്നു.. അവിടെ എത്തുമ്പോഴും നിരത്തി നിർത്തിയിരിക്കുന്ന തരുണീമണികളിൽ ഒന്നിനെ സെലക്ട് ചെയ്യുമ്പോളും ഒരു ഉന്മാദത്തിന്റെ പരബ്രമ്മകോടിയിൽ ആയിരുന്നു ഞാൻ…. പക്ഷെ ഇതു വരെ ഊതി വീർപ്പിച്ചു കൊണ്ട് വന്ന എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു. കാൽമുട്ടുകൾ പേടികൊണ്ടു പകിടകളിക്കാൻ തുടങ്ങിയിരിക്കുന്നു. വിറയ്ക്കുന്ന മേനിയിൽ അവളുടെ കൈ പതിഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടിമാറുകയായിരുന്നു. യേ സർ, ഭയന്തിട്ടീങ്കളാ അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങിയിരുന്നു.. വികാരവും പേറി വന്ന എന്നിൽ നിർവികാരതയുടെ നിഴൽ പരക്കാൻ തുടങ്ങിയിരിക്കുന്നു. വേണ്ട, അഴിക്കണ്ട എന്ന് പറഞ്ഞ് അവളുടെ കൈ തട്ടി മാറ്റി.. പിന്ന എതുക്ക് സർ വന്തേ നീങ്ക നിങ്ങൾ ആദ്യം ആ ഡ്രസ്സ്‌ എല്ലാം എടുത്തിടൂ… യേ സർ പിന്നെ എതുക്ക് ഇങ്ക വന്തിങ്ക ഉങ്കൾക്കുള്ളേ ഇറുക്കിറ എല്ലാത്തെയും ഏങ്കിട്ടെ കാട്ടറുതുക്ക് താനേ…അപ്പ്രം യേ സർ യോസിക്കറീങ്ക ഇങ്കെ കുടുത്ത ക്യാഷ്ക്ക് യൂസ് പന്നുങ്ക സർ വേണ്ട, നിങ്ങൾ ആ ഡ്രസ്സ്‌ എടുത്തിടൂ…. പറഞ്ഞതൊക്കെ ശരിയാ, എല്ലാ ആഗ്രഹത്തോടും കൂടിയാണ് വന്നത് പക്ഷെ, നിങ്ങളെ കാണുമ്പോൾ എനിക്ക് എന്റെ വീട്ടുകാരെ ആണ് ഓർമ വരുന്നത്… അവരെ പോലെ തന്നെ ഒരു പെണ്ണല്ലേ നിങ്ങളും…. ടൂർ എന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ സ്നേഹത്തോടെ ഒരു പിടി നോട്ട് കയ്യിൽ വെച്ചു തന്നിരുന്നു… മോന് യാത്രയിൽ ഒരു ബിദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ… പക്ഷെ അവർക്കറിയില്ലാലോ മകൻ ആ ക്യാഷ് പെണ്ണുപിടിക്കാൻ ആണ് കൊടുക്കുന്നതെന്ന്.. ഒന്നും വേണ്ടായിരുന്നു… ആ അമ്മയുടെ സ്നേഹത്തെ പോലും വഞ്ചിച്ചു ഞാൻ…. സർ ഇങ്കെ ഇന്ത മാതിരി ഫീൽ എല്ലാ കിടയാത് സർ…, അതുക്കെല്ലാ ഇടമില്ലെ…അവൾ അഴിച്ചെറിഞ്ഞ ഡ്രസ്സെല്ലാം എടുത്തിടാൻ തുടങ്ങിയിരുന്നു. സാരിയുടെ തലപ്പ് നേരെ ഇട്ടു ബാത്റൂമിൽ കേറി മുഖം കഴികി അവൾ തിരികെ വരുമ്പോഴും ഞാനും അതെ ഇരിപ്പിൽ തന്നെ ആയിരുന്നു… അവളുടെ അപ്പോഴത്തെ ആവിളി കേട്ടപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം ആണ് തോന്നിയത്…. തന്റെ അനിയത്തി ഏട്ടാ എന്ന് വിളിക്കുന്നത്‌ പോലെ.. ഒന്നും വേണ്ടായിരുന്നു എല്ലാവരേം പറഞ്ഞ് പറ്റിച്…. അവളിലേക്ക്‌ മുഖം തിരിച്ചു ചോദിച്ചപ്പോൾ മറുപടി ഒരു പുഞ്ചിരി മാത്രം ആയിരുന്നു… തെരിയും, എനക്ക് മലയാളം സേത്ത് 5 മൊഴികൾ നല്ലാ പുരിയും… എന്നാ പറ, ഇയാളെങ്ങിനെ ഇവിടെ എത്തി എതുക്ക് സർ യാരുക്കാക എന്ന ഇങ്കെ വിട്ടിട്ടു പോണതെ ഏ അപ്പാ താ വീട്ടിലെ അപ്പെല്ലാ അവളവ്‌ കഷ്ടം….അവങ്ക പസി അടക്കർത്ക്കു എന്ന ഇങ്കെ വിട്ടിട്ട്പോകുമ്പോത് എനക്ക് വയസ്സ് 14… ഇത്തനകാലമാ ഇങ്കെ താൻ വേല പൻഡ്രെ വീട്ടിലിരുന്ത്‌ ഇതുവരെയ്ക്കും എന്നെയാരും തേടി വരലെ സർ ഏൻ ഓടമ്പാലെ ശാപ്പിടുമ്പോത് ഒരു വാട്ടിയാവത് എന്ന ന്യാവകം വരാതാ സർ ആനാ യാരുമേ വരലേ സർ ഇങ്കെ എത്തനയോ പേര് കാതകെതിറന്ത് വെളിയിൽ പോകുമ്പോത് ഏൻ നെഞ്ചിലെ വെച്ചിട്ട് പോറ നോട്ലെ തെരിയും സർ അവങ്ക എങ്കിട്ടെ ഇരുന്തു എവളവ് സന്തോഷമാ പോകിറാങ്കന്ന്…. ആനാ എനക്കുള്ളെ തുടിക്കിറ വേദന മറ്റും യാരുമേ കേക്കറുതില്ലെ സർ…. നാ ഇപ്പൊ ഇതെല്ലാ ഉങ്കൾക്കിട്ടെ സെല്ലിട്ടിറുക്കെ..ഈ ഒരു മണി നേരം മുടിയുമ്പോത് നീങ്കലും വിട്ടിട്ടു പോയിടുവീങ്ക….കൊഞ്ചനേരത്തുക്ക് അപ്പുറം ഇന്നൊരുത്തർ വന്തിടുവാര്… ഇത് താ സർ എങ്ക ഉലകം… അവൾ നിറഞ്ഞ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ബാത്റൂമിലേക്കു ഓടി… ഇതുപോലെ എത്ര ജീവിതങ്ങൾ ഇതിനുള്ളിൽ പെട്ടുപോയിട്ടുണ്ടാകും… കുറച്ചു നേരത്തെ സുഖതിന് വേണ്ടി ചെല്ലുമ്പോൾ ആരും ചോദിക്കില്ല അവരുടെ ഉള്ളിലെ വിഷമങ്ങൾ.. ഇത്രയൊക്കെ കേൾക്കുമ്പോൾ അവളെ രക്ഷിക്കണം എന്നുണ്ട് പക്ഷെ ഒരിക്കലും സാധിക്കില്ല അവളെ ഈ ലോകത്തു നിന്നും രക്ഷിക്കാൻ. ഒരുപാട് വിഷമത്തോടെ ഇരിക്കുമ്പോൾ മുഖം കഴുകി തുടച്ചു അവൾ അരികിൽ വന്നു…. സർ 1 hour മുടിഞ്ചിറുച്… ഫേസ് വാഷ് പണ്ണിടിങ്ക സർ.. ശരിയാണ്… എല്ലാം നടന്നവൻ പോലെ മുഖം കഴുകി സന്തോഷത്തോടെ വേണം പുറത്തുപോകാൻ… അതാണ്‌ അവിടുത്തെ നിയമം… ഞാൻ ബാത്രൂം ലക്ഷ്യമാക്കി നടന്നു…. മുഖം കഴുകുമ്പോൾ മനസ്സിൽ ഒന്ന് മാത്രം ആയിരുന്നു, കുറ്റബോധം…. സ്നേഹത്തോടെ അമ്മ തന്നുവിട്ട പണതിന് വില നൽകാത്തതിൽ കുറ്റബോധം… അതുപോലെ ഇനി ഒരു പെൺകുട്ടിയും ഈ തെരുവിൽ എത്തരുതേ എന്ന പ്രാർത്ഥനയും… എല്ലാ ആഗ്രഹവും അവിടെ കഴുകി കളഞ്ഞു പുറത്തിറങ്ങുമ്പോൾ അവൾ നിറഞ്ഞ പുഞ്ചിരിയുമായി വാതിൽ തുറന്ന് പിടിച്ച് നിൽപ്പുണ്ടായിരുന്നു എനിക്ക് പുറത്തേക്കിറങ്ങാനും അടുത്ത ആൾക്കുള്ള രംഗപ്രവേശനത്തിനുമായി… അവിടെ നിന്നും പുറത്തിറങ്ങി നടക്കുമ്പോൾ ഒന്നുടെ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല, എന്നെ തന്നെ ഉറ്റുനോക്കി അവൾ ആ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു… ആ കണ്ണുകളിൽ ഈ നരകത്തിൽ നിന്നും രക്ഷിക്കൂ എന്ന യാചന ഉണ്ടോ…. പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍… Kambi Malayalam Kathakal കോളേജിൽ എത്തിയ ആദ്യ ദിവസം ഞാൻ കേട്ടതെല്ലാം ഒരാളെ പറ്റിയായിരുന്നു. അത് വേറെയാരുമല്ല, കോളേജ് ഹീറോയായ… നിളയിലെ പവിത്ര ജലത്തില്‍ മുങ്ങി നിവര്‍ന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കല്‍പ്പടവുകളിലിരിയ്ക്കുമ്പോള്‍ കണ്‍മുന്നിലിപ്പോഴും അച്ഛനാണ് ആ ഗൌരവം നിറഞ്ഞ… ഓരോ ക്രൈസ്തവനും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കാം: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ MALAYALAM NEWS TIMES ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: ആത്മീയാഹ്ലാദത്തില്‍ കൊച്ചി രൂപത 3 weeks ago ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി 3 weeks ago വർണവെറിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച സംഭവം സഹതാരങ്ങളോടും ആരാധകരോടും മാപ്പ് ചോദിച്ച് ക്വിന്റൺ ഡികോക്ക് v muraleedharan: സൗദിയിൽ വരും വർഷങ്ങളിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും വി മുരളീധരന്‍ – indian minister v muraleedharan in dubai പ്രണയത്തിനായി രാജപദവി ഉപേക്ഷിച്ച് ജാപ്പനീസ് രാജകുമാരി: കൂട്ടുകാരനുമായി റജിസ്റ്റർ വിവാഹം ഇന്ത്യന്‍ പരിശീലകനാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം ചെന്നൈ സൂപ്പർ ക ടി-20 ലോകകപ്പ് ന്യൂസീലൻഡിനെതിരെ പാകിസ്താന് 135 ഓരോ ക്രൈസ്തവനും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കാം: ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷവൽക്കരണത്തിൽ പങ്കുകാരാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങിയ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. യേശു നമ്മളോട്, “അയക്കപ്പെട്ട ശിഷ്യന്മാരാകാൻ. നിങ്ങൾ തയാറാണോ?” എന്ന ചോദ്യമാണ് ഉയർത്തുന്നതെന്നു പാപ്പ പറഞ്ഞു. അയക്കപ്പെടുന്നവരുടെ ദൗത്യം പ്രലോഭനങ്ങളിലൂടെയുള്ള പരിവർത്തനമല്ല, മറിച്ച് “എനിക്ക് യേശുവിനെ അറിയാം, നിങ്ങൾ അവനെ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” എന്ന് പറയുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സാക്ഷ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നു നാമെല്ലാവരും ഓർക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. യേശു നമ്മളോട്, “അയക്കപ്പെട്ട ശിഷ്യന്മാരാകാൻ നിങ്ങൾ തയാറാണോ?” എന്ന ചോദ്യമാണ് ഉയർത്തുന്നത്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ നമ്മെ വിട്ടുകൊടുത്ത്, നമ്മുടെ ജോലികൾ, കൂടിക്കാഴ്ചകള്‍, അനുദിന ജീവിതത്തിലെ സംഭവങ്ങൾ, എന്നിവയൊക്കെ ദൈവത്തോടൊപ്പമായിരുന്നുകൊണ്ട് ചെയ്യുകയും, ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകാൻ തയ്യാറാകുകയുമാണ് ഇതിനുള്ള ഉത്തരമെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിനാൽ നയിക്കപ്പെട്ടാണ് നിങ്ങൾ ഓരോ കാര്യവും ചെയ്യുന്നതെങ്കിൽ, മറ്റുള്ളവർക്ക് അത് എളുപ്പത്തിൽ വ്യക്തമാകും. ആ ജീവിതസാക്ഷ്യം മറ്റുള്ളവരിൽ അതിശയം ജനിപ്പിക്കും. ഇതെങ്ങനെയാണ് ഒരു വ്യക്തിക്ക് സാധ്യമാകുക? എവിടെ നിന്നാണ്, എല്ലാവരോടും ഇതുപോലെ പെരുമാറാനുള്ള സ്നേഹവും, ഇത്രയും ആകർഷകത്വവും, നല്ല മനോഭാവവും വരുന്നത് എന്ന ചോദ്യം മറ്റുള്ളവരിൽ ഉയരുമെന്നും പാപ്പ പറഞ്ഞു. ഓരോ ക്രൈസ്തവന്റെയും ജീവിതസാക്ഷ്യത്തിന് സുവിശേഷത്തിന്റെ രുചിയുണ്ടായിരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: ആത്മീയാഹ്ലാദത്തില്‍ കൊച്ചി രൂപത ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: ആത്മീയാഹ്ലാദത്തില്‍ കൊച്ചി രൂപത ആരാധനക്രമം സഭയുടെ അമൂല്യസമ്പത്ത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദുരിതങ്ങള്‍ക്കിടയിലും സന്തോഷത്തില്‍ ജീവിച്ച് സാക്ഷ്യം വഹിച്ചവരാണ് വിശുദ്ധര്‍: ഫ്രാന്‍സിസ് പാപ്പ ജാഗ്രത നിർദ്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് മെത്രാനെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നത് പ്രതിഷേധാർഹം: കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ ritu varma about marriage: എന്തായാലും ഒരു രണ്ട് മൂന്ന് വര്‍ഷം കഴിയട്ടെ, കല്യാണത്തിന് ഇപ്പോള്‍ തിരക്കൊന്നും ഇല്ല എന്ന് ദുല്‍ഖറിന്റെ നായിക – is ritu varma planing to get married soon? അന്ന് സിനിമകൾ തീയേറ്ററുകൾക്ക് വേണ്ടിയാണെന്ന് പറഞ്ഞു, പക്ഷേ ഇന്ന് സ്വന്തം സിനിമയുടെ ഓടിടി റിലീസിനെ എതിര്‍ക്കാതെ മോഹൻലാൽ; വിമർശനവുമായി ഫിയോക്ക്! കൂടത്തായി കൊലപാതക പരമ്പര; ആല്‍ഫൈന്‍റെ മരണത്തില്‍ പങ്കില്ലെന്ന് ജോളി സിലിയ്ക്ക് പച്ചവെള്ളത്തില്‍, അമ്മാവന്‍ മാത്യുവിന് മദ്യത്തില്‍: ജോളി ഇന്ന് വിവരിച്ച ആ കൊലപാതകങ്ങള്‍ കൂടത്തായി കൊലപാതക പരമ്പര: ജോളിയെ എന്‍ഐടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി സിലിയെ കൊലപ്പെടുത്താന്‍ മൂന്നുവട്ടം ശ്രമിച്ചു, ഷാജുവിന് ഇതേക്കുറിച്ച് അറിയാമായിരുന്നു- ജോളി മാത്യുവിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്ന് ജോളി Janmabhumi| രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പുത്തനുണര്‍വ്;10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സ്റ്റീല്‍ ഉത്പാദന മേഖലയിലേക്ക് ഒരു ലക്ഷം കോടിയുടെ നിക്ഷേപം കേരളത്തില്‍ 1000 കോടി നിക്ഷേപം നടത്തും; പ്രഖ്യാപനവുമായി ഹിന്ദു എക്കണോമിക് ഫോറം Janmabhumi| അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ അനുമതി 180 നഗരങ്ങളില്‍ ചാര്‍ജറുകള്‍ സജ്ജം; അടുത്ത ലക്ഷ്യം ഇ-ഹൈവേയെന്ന് ടാറ്റ പവര്‍; രാജ്യത്ത് ഇവി വിപ്ലവം സാധ്യമാക്കും: പ്രവീര്‍ സിന്‍ഹ Janmabhumi| യുവ സംരംഭകർക്ക് പ്രചോദനമേകി ശ്രീലക്ഷ്മിയുടെ സോപ്പ് നിർമാണം, 630 രൂപയിൽ തുടങ്ങിയ സംരംഭത്തിന് ഇപ്പോൾ ലക്ഷങ്ങളുടെ വിറ്റുവരവ് സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സർക്കാർ… കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19 മരണം പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ ഹൈക്കമാന്റിന് പരാതിയുമായി കെ പി… ട്വിറ്റര്‍ ‍ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍ ചുരുളി തെറി മാത്രമല്ല, മറ്റ് നല്ല പലതുമുണ്ട് ചിത്രത്തില്‍; നടി ഗീതി സംഗീത തെറിവിളി അനിവാര്യം, ഞാന്‍ എൻ്റെ അമ്മയ്ക്കൊപ്പമിരുന്നാണ് ചുരുളി കണ്ടത്; വിനയ് ഫോര്‍ട്ട് ലഹരി പാര്‍ട്ടികേസ്; ആര്യന്‍ ഖാനെതിരെ ഗൂഡാലോചനകുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കോടതി; വാട്‌സാപ്പ് ചാറ്റിലും ഒന്നുമില്ല പോ മോനെ ദിനേശാ എന്ന സ്ഥാനത്തിനി കുട്ടികള്‍ തെറി പറയും, ചുരുളി സൃഷ്ടിക്കുന്ന… Home Entertainment തീയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ തീയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തീയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ആള്‍ക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതമെന്നും, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് വ്യക്തമാക്കി. തീയേറ്ററുകള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളില്‍ മാത്രമേ പ്രദര്‍ശനം അനുവദിക്കാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ എതിര്‍പ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്നും സഖറിയാസ് അറിയിച്ചു. എന്നാല്‍, സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. തീയറ്ററുകളില്‍ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. തീയറ്റര്‍ ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘രണ്ട് വര്‍ഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തീയറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. അനന്തമായി തീയറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ സാധിക്കില്ല. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കും. വിനോദ നികുതി ഉള്‍പ്പെടെ സിനിമാ മേഖലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ആശങ്കയുണ്ട്.അതെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കും’. മന്ത്രി പറഞ്ഞു. Previous articleമോന്‍സന്‍ കേസില്‍ സിബിഐ അന്വേഷണം വേണം; ആവശ്യത്തിലുറച്ച്‌ വിഎം സുധീരന്‍ Next articleമൃതദേഹങ്ങളുമായി പ്രതിഷേധിച്ച് കര്‍ഷകര്‍;കേന്ദ്ര മന്ത്രിയുടെ മകനെതിരെ കേസ്;14 പ്രതികള്‍, മരണം ഒന്‍പതായി ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സർക്കാർ ഉദ്യോസ്ഥർ ഇന്നും: വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് 62 ദിവസം; നല്‍കാതെ പഞ്ചായത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ ഹൈക്കമാന്റിന് പരാതിയുമായി കെ പി സി സി നേതൃത്വം ട്വിറ്റര്‍ ‍ഇനി ഇന്ത്യന്‍ കൈകളില്‍; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗര്‍വാള്‍ നിലവിൽ ആശങ്ക വേണ്ട, ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രി കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച്‌ കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു ഒമിക്രോൺ ഭീതിയിൽ ലോകം; 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു വീണ്ടും വിഷമദ്യ ദുരന്തമോ? തൃശൂരിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു കാല്പന്തുകളിയിൽ മെസിയുടെ തേരോട്ടം; ബലോൻ ദ് ഓർ പുരസ്ക്കാരം ഏഴാം തവണയും സ്വന്തമാക്കി സംസ്ഥാനത്ത് നാളെയും മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട് ലൈംഗിക പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; പ്രിൻസിപ്പലും കരാട്ടെ മാസ്റ്ററും അറസ്റ്റിൽ കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19 മരണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ; പ്രതിഷേധ സൂചകമായി കെപിസിസിയുടെ രാത്രി നടത്തം ഇന്ന്; ഉദ്ഘാടനം കെ സുധാകരൻ മോഫിയ പർവീന്റെ ആത്മഹത്യ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്; വിജയം 96 വോട്ടോടെ മോഫിയ പർവീന്റെ ആത്മഹത്യ; സിഐക്കെതിരെ നടപടിക്ക് സാധ്യത വീണ്ടും വിഷമദ്യ ദുരന്തമോ? തൃശൂരിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു നിയന്ത്രണം കടുപ്പിച്ച് കർണാടക; കേരള അതിർത്തിയിൽ പരിശോധന കർശനം, കൊവിഡില്ലാ സർട്ടിക്കറ്റ് നിർബന്ധം കേരളത്തിലും തമിഴ്നാട്ടിലും മഴ കനക്കും; ശ്രീലങ്കൻ തീരത്ത് ചക്രവാതച്ചുഴി കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന് പേര് നൽകി ലോകാരോഗ്യസംഘടന ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇ-മെയിൽ ഞങ്ങൾക്ക് അയച്ച് 24 മണിക്കൂറിനുള്ളിൽ ഞങ്ങളെ ബന്ധപ്പെടുക. ഭാഷ അംബുണ്ടു അകന്‍ അമാറിക്‌ അമേരിക്കന്‍ ആംഗ്യഭാഷ അര്‍മേനിയന്‍ അറബി (ലബനന്‍) അറബിക്‌ അല്‍ബേനിയന്‍ അസമീസ്‌ അസര്‍ബയ്‌ജാനി അസര്‍ബയ്‌ജാനി (സിറിലിക്) ആഫ്രിക്കാന്‍സ്‌ ഇംഗ്ലീഷ്‌ ഇക്വഡോറിയന്‍ ആംഗ്യഭാഷ ഇന്‍ഡൊനീഷ്യന്‍ ഇബാന്‍ ഇബോ ഇറ്റാലിയന്‍ ഇറ്റ്സെകിരി ഇലോക്കോ ഇവെ ഇസോക്കോ ഉക്രേനിയന്‍ ഉദ്മര്‍ട്ട് ഉര്‍ദു എഫിക്ക് എസ്‌റ്റോണിയന്‍ ഐസ്‌ലാന്‍ഡിക്‌ ഒസിഷ്യന്‍ കലംഗ (ബോട്സ്വാന) കാച്ചിന്‍ കാബ്‌യെ കാറ്റലാന്‍ കികാംബാ കികോംഗോ കിക്കുയു കിച്വ (ഇംബാബുര) കിച്വ (ചിമ്പോറസോ) കിന്യര്‍വണ്ട കിരിബാറ്റി കിര്‍ഗിസ്‌ കിറുണ്ടി കിലുബ കെക്ച്ചി കൊറിയന്‍ ക്രൊയേഷ്യന്‍ ക്വെച്ചുവ (അയാകുച്ചോ) ക്വെച്ചുവ (കുസ്കൊ) ഗണ്‍ ഗാ ഗ്രീക്ക് ചവക്കനോ ചിചെവ ചിടുംബൂക ചിറ്റോംഗ ചിലിയന്‍ ആംഗ്യഭാഷ ചെക്‌ ചൈനീസ് (ഷാൻഗായ്നീസ്) ചൈനീസ് (ഷിച്ചുവാൻസ്) ചൈനീസ്‌ കാന്‍റൊണീസ്‌ (പരമ്പരാഗതം) ചൈനീസ്‌ കാന്‍റൊണീസ്‌ ‌(ലളിതം) ചൈനീസ്‌ മാന്‍ഡ്രിന്‍ (പരമ്പരാഗതം) ചൈനീസ്‌ മാന്‍ഡ്രിന്‍ (ലളിതം) ജര്‍മന്‍ ജാപ്പനീസ്‌ ജോര്‍ജിയന്‍ ടര്‍ക്കിഷ്‌ ടാറ്റര്‍ ടിഷിലൂബ ടീവ് ടെറ്റും ഡിലി ട്‌സോംഗ ഡച്ച് ഡാനിഷ്‌ തഗലോഗ്‌ തമിഴ്‌ തയ്‍വാനീസ്‌ ആംഗ്യഭാഷ തായ്‌ തുര്‍ക്കമന്‍ തെലുങ്ക് ദാംഗമെ നവാജോ നേപ്പാളി നോര്‍വീജിയന്‍ പഞ്ചാബി (ഷാമുഖി) പാപിയമെന്‍റോ (അരൂബ) പാപിയമെന്‍റോ (കുറെസോ) പേര്‍ഷ്യന്‍ പോര്‍ച്ചുഗീസ്‌ പോര്‍ച്ചുഗീസ്‌ (പോര്‍ച്ചുഗല്‍) പോളിഷ്‌ പോളിഷ്‌ ആംഗ്യഭാഷ ഫറോയീസ്‌ ഫിജിയന്‍ ഫിന്നിഷ്‌ ഫിലിപ്പിനോ ആംഗ്യഭാഷ ഫൊണ്‍ ഫ്രഞ്ച് ഫ്രഞ്ച് ആംഗ്യഭാഷ ബള്‍ഗേറിയന്‍ ബാഷ്കിര്‍ ബിക്കോള്‍ ബിസ്‌ലാമ ബ്രസീലിയന്‍ ആംഗ്യഭാഷ മംഗോളിയന്‍ മലഗാസി മലയാളം മലായ്‌ മസിഡോണിയന്‍ മാംബെ (ലുന്‍ഗു) മാള്‍ട്ടീസ്‌ മിസോ മെക്സിക്കന്‍ ആംഗ്യഭാഷ മോങ് (വൈറ്റ്) മോര്‍ മ്യന്‍മര്‍ മൗറീഷ്യന്‍ ക്രയോള്‍ യോറുബ റഷ്യന്‍ റാരോടോംഗന്‍ റീയൂണിയന്‍ ക്രയോള്‍ റൊമാനിയന്‍ റ്റ്വി റ്റ്ഷ്വ ലാറ്റ്‍വിയന്‍ ലിംഗാല ലിത്വാനിയന്‍ ലുഗാണ്ട ലുവാലെ ലുവോ വരായ്‌-വരായ്‌ വിച്ചി വിയറ്റ്‌നമീസ്‌ വെല്‍ഷ്‌ വേയൂനായ്കി ഷോണ സമോവന്‍ സാങ്കോ സാന്‍ഡേ സാപോടെക്‌ (ക്യിയാറ്റോണി) സിംഹള സിദാമ സിബെമ്പ സീമ സുലു സുൺഡ സെട്സ്വാന സെപ്പിടി സെബുവാനോ സെര്‍ബിയന്‍ സെര്‍ബിയന്‍ (റോമന്‍) സെസോത്തോ (ലെസോത്തോ) സ്പാനിഷ് സ്ലൊവാക്‌ സ്ലൊവേനിയന്‍ സ്വാടി സ്വാഹിലി സ്വീഡിഷ്‌ ഹംഗേറിയന്‍ ഹംഗേറിയന്‍ ആംഗ്യഭാഷ ഹിലിഗായ്‌നോന്‍ ഹീബ്രൂ ഹെയ്‌തിയന്‍ ക്രയോള്‍ ഹോസ ഹൗസ “‘ഞാൻ ദൈവപുത്രനാണ്‌’” എന്ന്‌ യേശു സ്വയം വിശേഷിപ്പിച്ചു യോഹന്നാൻ 10:36; 11:4) സർവശക്തനായ ദൈവമാണെന്ന്‌ യേശു ഒരിക്കലും അവകാശപ്പെട്ടില്ല. കൂടാതെ, യേശു ദൈവത്തോടു പ്രാർഥിച്ചു മത്തായി 26:39) എങ്ങനെ പ്രാർഥിക്കണമെന്നു ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ, യേശു പറഞ്ഞത്‌ ഇതാണ്‌: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശുദ്ധമായിരിക്കേണമേ.”—മത്തായി 6:9. ഒരു പുരാതന തിരുവെഴുത്തുഭാഗം ഉദ്ധരിച്ചുകൊണ്ട്‌ യേശു ദൈവത്തിന്റെ പേര്‌ വെളിപ്പെടുത്തുകയും ഇങ്ങനെ പറയുകയും ചെയ്‌തു: “‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ”—മർക്കോസ്‌ 12:29; ആവർത്തനം 6:4. ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്‌. എന്നാൽ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര്‌ 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു. ത്രിത്വം എന്ന വിശ്വാസം,“ക്രിസ്‌തീയ മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പഠിപ്പിക്കലാണ്‌” എന്നു പല ആളുകളും വിശ്വസിക്കുന്നു. എന്നാൽ ബൈബിൾ എന്താണ്‌ പറയുന്നത്‌? പങ്കുവെക്കുക പങ്കുവെക്കുക ദൈവത്തിന്റെ പേര്‌ യേശു എന്നാണോ? കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്തിൻറെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന് ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങാതിരിക്കാനും ആവില്ല മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡിൽ വണ്ടിയോടിക്കുമ്പോൾ തീർച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കിൽ വൻ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ചിലകാര്യങ്ങളിൽ ശ്രദ്ധ വേണം. നനഞ്ഞ പ്രതലത്തിൽ ടൂവീലർ സഡൻ ബ്രേക്ക് ചെയ്താൽ ടയർ സ്‌കിഡ് ചെയ്ത് മറിയും അതുകൊണ്ടു തന്നെ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായി ബ്രേക്ക് ചെയ്യാൻ വേണ്ട അകലം പാലിക്കുക. വലിയ വാഹനങ്ങളുടെ ടയറുകളിൽ നിന്ന് തെറിച്ചു വരുന്ന ചെളിവെള്ളത്തെ ഒഴിവാക്കാനും അത് ഉപകരിക്കും. വളവുകൾ തിരിയുമ്പോൾ വേഗം നന്നേ കുറയ്ച്ച് വേണം തിരിയാൻ. Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ പ്ലസ്ടു സ്‌കൂളുകളില്‍ 379 അധികബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം പ്ലസ് ടു സ്‌കൂളുകളില്‍ 379 അധിക ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടെ പുതിയ സ്‌കൂളുകളടക്കം ആകെ 699 ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ IUCN റെഡ് ലിസ്റ്റ് DD വിവരങ്ങൾ കുറവ് LC ആശങ്കാജനകമല്ലാത്തത് LR/lc ആശങ്കാജനകമല്ലാത്തത് NT സംരക്ഷണം ആവശ്യമുള്ളത് LR/nt സംരക്ഷണം ആവശ്യമുള്ളത് LR/cd നിലനിൽപ്പിനു ഭീഷണിയുള്ളത് VU വംശനാശ സാദ്ധ്യതയുള്ളത് EN വംശനാശ ഭീഷണി നേരിടുന്നത് CR ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ളത് EW ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ചത് EX വംശനാശം സംഭവിച്ചത് പ്രാൺ രജിസ്‌ട്രേഷൻ ഇനി മുതൽ ഓൺലൈനിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ ജില്ല തോറും സപ്ലൈകോ മൊബൈൽ വിൽപ്പനശാലകൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ 'ഓറഞ്ച് ദ വേൾഡ് കാമ്പയിൻ'' പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ സൗജന്യ സംരഭകത്വ പരിശീലനം കേരളാേത്സവം 2021 മത്സരങ്ങൾ ഓൺലൈൻ വഴി, രജിസ്ട്രേഷൻ ഇന്ന് (25-11-20 21) മുതൽ ആരംഭിക്കും മത്സ്യത്തൊഴിലാളി- അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം സായുധ സേനാ പരിശീലനം നേടിയവർക്കു സ്‌കോളർഷിപ്പ് റേഷൻ കടകളിൽ ഡ്രോപ് ബോക്സുകൾ സ്ഥാപിക്കുന്നു നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം ന്യൂനപക്ഷ പദവി ഓൺലൈൻ സമർപ്പണ ട്രയൽ ആരംഭിച്ചു കർഷകർ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനകം അപേക്ഷിക്കണം സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാരുടെ/ കുടുംബപെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു സാംബശിവന്റെ ഭാഷയില്‍ പറഞ്ഞാൽ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടു പോകുന്നത് ചാലക്കുടിയിലെ കാട്ടാളന്‍ ഇട്ട്യേരു ചേട്ടന്റെ പലചർക്ക് കടയിലേക്ക്. ഇതര സംസ്ഥാനങ്ങളിലെ മുന്തിയ ഗോഡൌണുകളില്‍ എലി,പാറ്റ,പെരുച്ചാഴി,മരപ്പട്ടി,ഉരഗങ്ങള്‍ തുടങ്ങിയ സുഗന്ധജന്തുക്കൾ മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം സമാസമം അരഞ്ഞു പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാർ മുതൽ ലാടവൈദ്യന്മാർക്ക് വരെ ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ചാലക്കുടി റെയില്‍വേ പാളത്തിനു തൊട്ടുള്ള ആര്‍വീ പുരത്തെ സ്വന്തം പെരയിലെ മരമുട്ടിയിലിരുന്ന് മുള കൊണ്ടു നെയ്ത മുറത്തില്‍ വെറോണി ചേടത്ത്യാര് ചേറ്റി അരകല്ലിൽ പൊടിച്ചെടുത്ത വിവിധയിനം പൊടികള്‍ മനോരമ,മാതൃഭൂമി,ഹിന്ദു,ദേശാഭിമാനി,ജന്മഭൂമി,ചന്ദ്രിക,ദീപിക തുടങ്ങിയ ദേശീയപത്രങ്ങളില്‍ മതേതരമായ ഭാവനയോടെ പൊതിഞ്ഞുകെട്ടി കൊടുക്കുമ്പോള്‍, യേശു കുരിശിൽ കിടക്കുന്നതുപോലെയുള്ള ഒരു ആത്മശാന്തത അനുഭവിക്കുന്നു ഇട്ട്യേരുചേട്ടൻ എന്ന മനാമനസ്കനായ കാട്ടാളൻ. രോഗങ്ങള്‍ക്ക് കാരണം തേടി പോകേണ്ടത് ആശുപത്രിയിലേക്കല്ല,മായവും മന്ത്രവും ചേർത്ത രുചിക്കൂട്ടുകളുടെ പാക്കറ്റിലാണ് അതിന്റെ ഉറവിടം തപ്പേണ്ടതെന്നും ഇരുനൂറിന്റെ കട്ടിക്കുമുകളിൽ വെക്കാനുള്ള അമ്പതിന്റെ കട്ടി ചിക്കിപ്പരതുന്നതിനിടയില്‍ ഇട്ട്യേരുചേട്ടൻ എന്നോട് സാക്ഷ്യം പറഞ്ഞു. തന്റെ കടയില്‍ നിന്നും വാങ്ങിയ സാധനങ്ങൾ വിഴുങ്ങി തൂറ്റൽ പിടിച്ചാൽ അതിന് താന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നു പറയാന്‍ പോലും മടിയില്ലാത്ത ആത്മവിശ്വാസിയാകുന്നു നമ്മുടെ ഇട്ട്യെരുചേട്ടൻ. പൊടികളും വയറിളക്കവും അനുഭവസാക്ഷ്യവും അവിടെ നില്‍ക്കട്ടെ, പതിശ്ശേരി എന്ന വീട്ടുപേരിന്റെ അഹങ്കാരത്തില്‍ എര്‍ച്ചിയും മീനും പള്ളിയും പട്ടയും പാതിരിയും കൃഷിയും അതിര്‍ത്തി തര്‍ക്കവുമൊക്കെയായി സാധാരണവും സമാധാനപരവുമായ കുടുംബജീവിതം നയിച്ചവര്‍ പതിശ്ശേരിക്കാട്ടാളൻ എന്ന ക്രൌര്യം നിറഞ്ഞ പേരിലേക്ക് മാറ്റപ്പെട്ടതിന്റെ പിന്നിലും മുന്നിലും ഒരു മഹാരാജാവിന്റെ വെളുത്ത കൈയ്യുണ്ട്.കറുത്ത കയ്യുള്ളവർ പൊറുക്കുക. പണ്ടു പണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു മഹാരാജ്യങ്ങളുണ്ടായിരുന്നു. നമ്മടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. ഒരു ഫെയര്‍ സ്റ്റേജിന്റെ അകലത്തില്‍ സ്നേഹത്തോടെ കഴിഞ്ഞവർ പിന്നീട് പരസ്പരം വഴക്കാവുകയും കലഹം മൂത്ത് ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യതിരുവിതാംകൂറും ഇടക്കൊച്ചിയും പുറത്തു കാണിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ അല്പമാത്രനാണം മറക്കാൻ കോണകം പോലും നഷ്ടമായ കൊച്ചിരാജൻ ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ എന്ന് വിലപിച്ച മാത്രയിൽ പതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന നസ്രാണികൾ മുളവടി, മുളകുപൊടി,നായക്കൊരണ,കവണ,പൂഴിമണ്ണ്,മണ്ണേണ്ണ,പപ്പായത്തണ്ട്,കല്ല്,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളുമായി മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയോടിച്ച് രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് കൊച്ചി രാജപ്പന്റെ നാണം മാറ്റിയെന്നുമാണ് ഇട്ട്യേരുചേട്ടന്‍ പൂര്‍വ്വികരിൽ നിന്നും ശേഖരിച്ചുവെച്ച കട്ടാളക്കഥൈ. കമ്പ്യൂട്ടറും, പ്ളാസ്റ്റിക് കൂടുകളും, ആധുനിക കൈവണ്ടികളും,ടോക്കണും,എയർ കണ്ടീഷണറും,പാർക്കിംഗ് ഫെസിലിറ്റിയും, കളവ് പരിശോധനായന്ത്രങ്ങളും, ഏപ്രണിട്ട പെണ്‍കുട്ടികളുമില്ലാതെ, നോണ്‍ വെജിറ്റേറിയൺ മണമുള്ള ചാലക്കുടി വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഒറ്റമുറിപ്പിടികയിൽ ഒഴിവു സമയത്ത് ചാക്കിൻ കെട്ടിന്മേല്‍ കയറിയിരുന്ന് മുറിബീഡി വലിച്ചുരസിക്കുന്ന സമപ്രായക്കാരൻ പൌലോസ് എന്ന പൊതിഞ്ഞു കെട്ടുകാരനും ചേര്‍ന്ന് 70കാരനായ കാട്ടാളൻ ഇട്ട്യേരുചേട്ടന്റെ ജീവിതം പഴയ പറ്റുകാരുമായി പുതിയകാലത്തും ഒത്തുപോകുന്നു. ആന കുതിര തുടങ്ങിയ തിരുവിതാംകൂറിന്റെ കൂറ്റന്‍ പടയെ അന്തം കുന്തമില്ലാതെ വന്ന് എതിരിട്ടതിന്റെ സന്തോഷ സൂചകമായി രാജാവ് പുതിശ്ശേറി കുടുംബത്തിന് നല്‍കിയ സ്ഥാനപ്പേരാണത്രെ കാട്ടാളന്‍ എന്നത് “പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു. നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കിക്കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. ഇതര സംസ്ഥാനങ്ങളിലെ ഗോഡൌണുകളില്‍ എലിയും മറ്റു സുഗന്ധജന്തുക്കളും മല്ലി മുളക് മഞ്ഞള്‍ എന്നിവക്കൊപ്പം പൊടിഞ്ഞ് ആയുര്‍,അലോപ്പതി,ഹോമിയോക്കാര്‍ക്ക് ഇരിക്കപ്പൊറുതി കൊടുക്കാതിരിക്കുമ്പോള്‍, ആര്‍വീ പുരത്തെ സ്വന്തം വീട്ടിലിരുന്ന് ഭാര്യ വെറോണി ചേറ്റി മില്ലില്‍ പൊടിച്ചെടുത്ത വസ്തുക്കള്‍ മനോരമ,മാതൃഭൂമി,ഹിന്ദു,ജന്മഭൂമി തുടങ്ങിയ ദേശീയപത്രങ്ങളില്‍ പൊതിഞ്ഞു കൊടുക്കുന്നതില്‍ പാപ്പച്ചന്‍ ചേട്ടന്‍ യേശു കുരിശില്‍ കിടക്കുന്നതു പോലുള്ള ശന്തതയും സന്തോയവും കണ്ടെത്തുന്നു മാര്‍ ജാരന്‍ തകര്‍ക്കുക തന്നെയാണ്‌ അല്ലേ. പിറന്നാള്‍ ആശംസകള്‍ ബിലാത്തിപട്ടണം,ജയന്‍ ഏവൂര്‍,കുറുമാന്‍,ജാ,തുടങ്ങി ഇനി വരാന്‍ പോകുന്ന എല്ലാ‍വര്‍ക്കും. അത്ശ്ശരി! അപ്പോ അങ്ങിനെയാണ് കാട്ടാളന്മാരുണ്ടായത് ല്ലേ? ടമാര്‍ പടാര്‍ മാര്‍--ജാര്‍ പോസ്റ്റുകള്‍ തകര്‍ക്കപ്പെടുന്നു ഈ പോസ്റ്റും തകര്‍ത്തിരിക്കുന്നു കച്ചവടത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന കാട്ടാളന്‍ചേട്ടനെ എനിക്കിഷ്ടായി. “പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു. നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. അപ്പൊ, കാട്ടാളന്‍ കാട്ടുകിഴങ്ങിന്റെ മൂട്ടില്‍ നിന്നു മുളച്ചവനൊന്നുമല്ലെ? നല്ല രസമായിട്ടുണ്ട്‌ മാഷെ. ട്ടാളന്‍ എന്ന ഭീകരതയില്‍ തൂങ്ങി ഇക്കഥയില്‍ നിന്നും ആരും ഓടിപ്പോകരുതേ അത്ശ്ശരി! അപ്പോ അങ്ങിനെയാണ് കാട്ടാളന്മാരുണ്ടായത് ല്ലേ? “പണ്ടു പണ്ട് തിരുവിതാംകൂറെന്നും കൊച്ചിയെന്നും രണ്ടു രാജ്യങ്ങളുണ്ടായിരുന്നു. നമ്മുടെ ചാലക്കുടി സൌത്തും നോര്‍ത്തും പോലെ. അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. എനിക്ക് പണ്ട് ഓഫര്‍ ചെയ്ത ആ റോള്‌ ഇപ്പോഴും ഉണ്ടല്ലോ..അല്ലേ?) അവര്‍ പരസ്പരം വഴക്കാവുകയും കലഹം മൂത്ത് രാജാക്കന്മാര്‍ ഉടുമുണ്ടു പോക്കി സ്വന്തം മദ്ധ്യ‘തിരുവിതാംകൂറും ഇട‘ക്കൊച്ചിയും പുറത്തു കാണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. കാട്ടാളന്മാര്‍ പോട്ടയിലും എന്തിനും പോന്നവരാണെന്ന് വല്ല്യമ്മാവന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ചാലക്കുടിയിലെ കാട്ടാളന്മാര്‍ ഈ ലോകത്തെ നല്ല മനുഷ്യന്മാരാണെന്നറിയുന്നതില്‍ സന്തോഷം തോന്നുന്നു കേരളത്തിലെ ഏറ്റവുമധികം കച്ചവടം നടക്കുന്ന ബിവറേജസ് ഷോപ്പും ഈ കാട്ടാളന്മാരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒരു ഗവേഷണം നടത്താമായിരുന്നു. എല്ലാ കഥയും വൃത്തിയായി വിസ്തരിച്ചിറ്രുന്നു വായിക്കാറുണ്ട്. പിടിവലിയില്‍ കൊച്ചി രാജാവിന്റെ മുണ്ടുരിഞ്ഞുപോകയും തിരുവിതാംകൂറുകാരുടെ മുന്നില്‍ നാണംകെട്ട കൊച്ചിരാജന്‍ നാണത്തില്‍ നിന്ന് "രക്ഷപ്പെടുത്താന്‍ ഒരു തെണ്ടിയുമില്ലെ" എന്ന് വിലപിച്ച ക്ഷണത്തില്‍ പുതിശ്ശേരി കോരുതിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന മാപ്ലമാര്‍ മുളവടി മുളകുപൊടി,നായക്കൊരണപ്പൊടി,കവണ,പൂഴിമണ്ണ്,മണ്ണെണ്ണ,പപ്പായത്തണ്ട്,കല്ലും കവണയും,പോത്തിന്‍ കൊമ്പ് ,പഴകിയ പോത്തിന്‍ ദ്രാവകം,ഇറച്ചി മാര്‍ക്കറ്റിലെ പഴകിയ അവശിഷ്ടങ്ങള്‍ തുടങ്ങിയ മാരകായുധങ്ങളും പൊക്കിക്കാണിക്കാന്‍ പരുവത്തില്‍ അടിവസ്ത്രം ധരിക്കാതെയും മുന്നിട്ട് ചെന്ന് തിരുവിതാംകൂറുകാരെ വിരട്ടിയെന്നും രാജാവിന്റെ പറിച്ചെടുത്ത ഉടുമുണ്ട് മുളന്തണ്ടില്‍ തൂക്കിയെടുത്ത് നാണപ്പന്റെ നാണം മാറ്റിയെന്നുമാണ് ”പാപ്പച്ചന്‍ ചേട്ടന്‍ പൂര്‍വ്വികരില്‍ നിന്നും കേട്ട കട്ടാളക്കഥൈ. വളരെ നന്നായി മണിലാല്‍ ചാലക്കുടിയില്‍ നിന്ന് തുടങ്ങി ഒല്ലൂര്‍ വരെയുള്ള നസ്രാണി മാപ്പിളമാരുടെ ഒമാനപ്പേരിനു പിന്നിലെ കഥകള്‍ പറയുമോ? 41. അതായത്, നിങ്ങള്‍ക്ക് മുമ്പുള്ള ജനതകള്‍ കണ്ടുകഴിഞ്ഞതെന്നര്‍ഥം. 42. ‘ആയത്തുകള്‍'(ദൃഷ്ടാന്തങ്ങള്‍)കൊണ്ടുദ്ദേശ്യം മനുഷ്യര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളടങ്ങിയ ദിവ്യഗ്രന്ഥത്തിലെ സൂക്തങ്ങളാകാം. അല്ലെങ്കില്‍ മനുഷ്യന്റെ അസ്തിത്വത്തിലും അവന്റെ ചരിത്രത്തിലും കാണപ്പെടുന്നതടക്കമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുമാകാം. മനുഷ്യന്‍ പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധനാണെങ്കില്‍ അവയെല്ലാം അവന്ന് പാഠം നല്‍കുന്നുണ്ട്. 43. സത്യനിഷേധം അവരുടെ ബുദ്ധിയെ മാത്രമല്ല മരവിപ്പിച്ചിരിക്കുന്നത്, അവരുടെ ധാര്‍മിക ബോധത്തെക്കൂടി നശിപ്പിച്ചിരിക്കുന്നുവെന്നാണിവിടെ പഠിപ്പിക്കുന്നത്. അവര്‍ ദൈവത്തെ സംബന്ധിച്ച് ശരിയായി ചിന്തിക്കുകയോ സൃഷ്ടികളോട് ശരിയായ രൂപത്തില്‍ പെരുമാറുകയോ ചെയ്യുന്നില്ല. എല്ലാ സദുപേദശങ്ങള്‍ക്കും നേരെ വിപരീതമായ പ്രതികരണമാണവര്‍ക്കുള്ളത്. എല്ലാ മാര്‍ഗഭ്രംശത്തിനും അധാര്‍മികതക്കും അവര്‍ക്കൊരു വളഞ്ഞ തത്ത്വശാസ്ത്രവും ഏതു നന്മയില്‍നിന്നും ഒളിച്ചോടുന്നതിന് കൃത്രിമമായ ഒഴികഴിവുകളും ഉണ്ടാകുമെന്ന് സാരം. - ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം - ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന - കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി - ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക് - യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു Home നാട്ടുവാര്‍ത്തകള്‍ യു.കെ.വാര്‍ത്തകള്‍ ഇമിഗ്രേഷന്‍ ഇന്റര്‍വ്യൂ സിനിമ ബിസിനസ്‌ ആരോഗ്യം വിദേശം വീക്ഷണം സ്പിരിച്വല്‍ special Don't Miss പൊണ്ണത്തടി പുകവലിയേക്കാള്‍ മാരകം; കാന്‍സറിന്‌ എളുപ്പം വഴിവയ്ക്കും ലണ്ടന്‍ തടികൂടുന്നത് വളരെ വലിയ പ്രതിസന്ധിയാണെന്നു അറിയുക. പൊണ്ണത്തടി മൂലം ഹൃദയാഘാതവും, സ്‌ട്രോക്കും പ്രമേഹവുമൊക്കെ കൂടാമെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ വിവിധ ടൈപ്പിലുള്ള കാന്‍സറിനും പൊണ്ണത്തടി കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. വെണ്ണയും മൃഗകൊഴുപ്പുമല്ല സസ്യ എണ്ണകളാണ് ഹാനികരം; ലോകാരോഗ്യ സംഘടനയെ തിരുത്തി ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ് അമിതവണ്ണത്തിനെയും ഹൃദ്രോഗത്തിനെയും പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത് വെണ്ണയുടെയും മൃഗകൊഴുപ്പിന്റെയും ഉപയോഗ നിയന്ത്രണമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഈ ഉപദേശം തെറ്റാണെന്നു വ്യക്തമാക്കുകയാണ് എന്‍എച്ച്എസിലെ ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ അസീം മല്‍ഹോത്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബഹിഷ്കരിക്കേണ്ടത് വെണ്ണയും മൃഗകൊഴുപ്പുമല്ല, മറിച്ചു സസ്യ കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും കാപ്പി കുടി ശീലമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കുമെന്നും മരണ സാധ്യത കുറയ്‌ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തായി കാന്‍സര്‍ മാറുകയാണ്. എന്നാല്‍ അരിയാഹാരം ശീലമാക്കിയ മലയാളികള്‍ക്ക് ശുഭ സൂചനയുമായി പുതിയ പഠന റിപ്പോര്‍ട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ത്വാന്‍ മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ഈ സവിശേഷത കണ്ടെത്തിയത്. മുംബൈയിലെ ഭാഭ കാന്‍സറിനെ നീക്കുന്ന വാക്‌സിന്‍ എലികളില്‍ വിജയം, ഇനി മനുഷ്യരില്‍ ന്യൂയോര്‍ക്ക് ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറിനെ ചെറുക്കാനുള്ള ഗവേഷണം വിജയത്തിലേക്ക്. കാന്‍സറിനെതിരെ വികസിപ്പിച്ച പുതിയ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ ഗവേഷകര്‍ക്കായി. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകകയാണ് ഗവേഷകര്‍ വളരെ സൂക്ഷ്മമായ അളവില്‍ മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം ലണ്ടന്‍ മലയാളികളുടെ കാപ്പിപ്രേമം ആരോഗ്യത്തിന് നല്ലതല്ല എന്ന വിലയിരുത്തലുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. കാപ്പി കുടി ശീലത്തിന് അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായകരമാണ് എന്നും പഠനം പറയുന്നു. പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ പ്രമേഹം ഇന്ന് ഭൂരിപക്ഷത്തേയും ബാധിച്ചിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ്. മുമ്പ് ധനികരില്‍ കൂടുതലായി കണ്ടുവന്നിരുന്ന പ്രമേഹം ഇന്ന് എല്ലാ വിഭാഗക്കാരെയും ഒരുപോലെ തന്നെ ബാധിക്കുന്നുണ്ട്. ഇന്നത്തെ ജീവിത ശൈലി ക്രമക്കേടുകള്‍ അനാരോഗ്യകരമായ ഭക്ഷണരീതികള്‍ ,മാനസിക സംഘര്‍ഷങ്ങള്‍, വ്യായാമക്കുറവ് ആഹാരത്തിലും മറ്റും ചേര്‍ക്കുന്ന ഹാനികരമായ കൃത്രിമ പദാര്‍ത്ഥങ്ങള്‍ ആയുര്‍വേദവും യോഗയും പ്രകൃതിചികില്‍സയും ഒരേ കുടക്കീഴില്‍ കോട്ടയം ജില്ലയിലെ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു ആയുര്‍വേദം, പ്രകൃതി ചികില്‍സ, യോഗ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ചികില്‍സാ രീതികളെ സംയോജിപ്പിച്ച് കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ സൗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആരോഗ്യമന്ത്ര ശ്രദ്ധേയമാകുന്നു. രക്തം സ്വീകരിച്ചതിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലധികം പുതിയ എച്ച്‌ഐവി ബാധിതര്‍ ന്യുഡല്‍ഹി രക്തം സ്വീകരിച്ചതിലൂടെ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 2234 പുതിയ എച്ച്‌ഐവി ബാധിതര്‍ ഉണ്ടായതായി ദേശീയ എയ്ഡ്‌സ് നിയന്ത്രണ ബോര്‍ഡിന്റെ(നാക്കോ) റിപ്പോര്‍ട്ട്. എച്ച്‌ഐവി ബാധിതര്‍ സ്വയം നല്‍കിയ റിപ്പോര്‍ട്ടാണിത്. എന്നാല്‍ രക്തകൈമാറ്റത്തിലൂടെയാണ് അസുഖം ബാധിച്ചതെന്ന് ശാസ്ത്രീയമായി സ്ഥിതീകരിച്ചിട്ടില്ലെന്നും നാക്കോ വ്യക്തമാക്കുന്നു. സാമൂഹ്യ Gulf News മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി അറസ്റ്റിലായി നാല് മാന്‍ഹോള്‍ കവറുകളുമായി പ്രവാസി കുവൈത്തില്‍ പൊലീസിന്റെ പിടിയിലായി. കുവൈത്ത് സിറ്റി: കുവൈത്തില്‍ മാന്‍ഹോള്‍ കവറുകള്‍ മോഷ്‍ടിച്ച പ്രവാസി പൊലീസിന്റെ പിടിയിലായി. പട്രോളിങ് നടത്തുന്നതിനിടെയാണ് മോഷ്‍ടാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കുവൈത്തിലെ അഹ്‍മദിയിലായിരുന്നു സംഭവം. രാജ്യത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചതിനാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നാല് മാന്‍ഹോള്‍ കവറുകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു മസ്‍കത്ത്: നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി മത്സ്യബന്ധന ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തതെന്ന് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോട്ടുകളിലെ ജീവനക്കാരുടെ കൈവശം ലൈസന്‍സുകള്‍ ഉണ്ടായിരുന്നില്ല. ഇത് പുറമെ മത്സ്യബന്ധനത്തില്‍ പാലിക്കേണ്ട ദൂരം ഇവര്‍ ലംഘിച്ചുവെന്നും അധികൃതര്‍ കണ്ടെത്തി. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. UAE Golden Jubilee ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ് കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്‌സിനുകൾ എടുത്ത ഉംറ തീർഥാടകർക്ക് ക്വാറന്റീൻ വേണ്ട Gulf News ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു Gulf News യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട് ഏജന്റിന്റെ ചതിയില്‍പെട്ട് ദുരിതത്തിലായ പ്രവാസിക്ക് മലയാളികളുടെ സ്‍നേഹത്തണലില്‍ നാട്ടിലേക്കുള്ള വഴിയൊരുങ്ങി Jeep ജീപ്പിന്‍റെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവി 2022-ൽ ഇന്ത്യയില്‍ എത്തും വിഴിഞ്ഞത്തെ വൃക്ക വില്‍പ്പന: നുണകഥകള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രവും പൊലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിൽ വന്ന കമന്റുകൾ. തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണെന്നു കരുതി നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജിലും പ്രതിഷേധ പൊങ്കാലയുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുപമ ആരാണെന്ന് മനസിലാകാത്ത ചിലര്‍ ലക്ഷ്യം തെറ്റി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജില്‍ എത്തിയെന്നാണ് സൂചന. ശബരിമലയുടെ പേരില്‍ വോട്ടഭ്യര്‍ഥിച്ചതിനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. Also Read ടി.വി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളിയും പൊങ്കാലയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ചട്ടലംഘനമുണ്ടായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം ആരംഭിച്ചത്. 'സില്‍മാ നടിയുടെ ഫോട്ടോ ഇട്ടാല്‍ തിരിച്ചറിയില്ലെന്ന് കരുതിയോ കളക്ടര്‍ അനുപമയെന്നു കരുതി നടി അനുപമയ്ക്ക് പൊങ്കാല Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു Thrikkakara Muncipality| തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; CPI നേതാവും കോൺഗ്രസ് കൗൺസിലറും അറസ്റ്റിൽ ദേശീയപാതയിൽ വാഹനാപകടം;ലോറിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരിയായ ആശുപത്രി ജീവനക്കാരി തൽക്ഷണം മരിച്ചു Attappadi അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം ഇന്ന് ;മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും PG Doctors| സംസ്ഥാനത്ത് പിജി ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് പ്രതിഷേധിക്കും Suicide വിദേശത്തേക്ക് പോകാനിരുന്ന നഴ്‌സ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Police| 22 മണിക്കൂർ നീണ്ട ജോലി; പടിയി‍ൽ തലയടിച്ചു വീണ ASI മരിച്ചു; മരണത്തിലും മൂന്ന് പേരുടെ ജീവന് താങ്ങായി കോവിഡ് ബാധിതനായ വക്കീല്‍ ഹാജരായില്ല; പ്രതിക്ക് പിഴ ചുമത്തി കോടതി; പരാതി ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു; പ്രദേശത്ത് ജാഗ്രത നിര്‍ദേശം കേരള-തമിഴ്‌നാട് ബസ് സര്‍വീസ് ഇന്നു മുതല്‍ പുനഃരാരംഭിക്കും; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ Solar Eclipse ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബർ നാലിന്; എങ്ങനെ തത്സമയം കാണാം? World AIDS Day എച്ച്ഐവി, എയ്ഡ്സ് എന്നിവയെക്കുറിച്ചുള്ള മിഥ്യാധാരണകളും അറിയേണ്ട വസ്തുതകളും Minnal Murali തീപാറും; ആദ്യ സൂപ്പര്‍ ഹീറോ എത്താന്‍ ഇനി മൂന്നാഴ്ച കൂടി; ബോണസ് ട്രെയ്‌ലറുമായി മിന്നല്‍ മുരളി Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു Covid 19 തെറ്റായ വിവരങ്ങള്‍ കോവിഡ് ദുരിതങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കണ്ടെത്തല്‍, കൂടുതലും ഇന്ത്യയില്‍ തൃശൂര്‍: പ്രതീക്ഷയും സ്വപ്നവും ബാക്കിയാക്കി തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ ആറ് പേര്‍ക്ക് പുതു ജീവന്‍ നല്‍കി യാത്രയായി.മസ്തിഷ്‌ക മരണമടഞ്ഞ ആല്‍ബിന്‍ പോളിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടന്നത്.അവയവദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വന്ന ആല്‍ബിന്‍ പോളിന്റെ കുടുബാംഗങ്ങളെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രകീര്‍ത്തിച്ചു. ആല്‍ബിന്‍ പോളും സഹോദരന്‍ സെബിന്‍ പൗലോസും ഈ മാസം 18ന് രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങി വരുമ്പോള്‍ അവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആല്‍ബിന്റെ അവസ്ഥ ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മസ്‌തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.തുടര്‍ന്ന് ചെന്നൈയിലെ റെല ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള രോഗിക്ക് ഹൃദയം വിമാന മാര്‍ഗം എത്തിച്ചു ദുബായ് എക്‌സ്‌പോ 2020 സന്ദർശിക്കാൻ ശമ്പളത്തോട് കൂടി അവധി; രണ്ട്‌ ദിവസത്തെ അവധി പ്രഖ്യാപിച്ചത് പ്രമുഖ തൊഴിൽ സ്ഥാപനമായ ബെയ്റ്റ്. കോം വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം സർക്കാരിനൊപ്പം സ്വകാര്യ മാനേജ്മെന്‍റുകളും കൈകോര്‍ത്തതിന്റെ ഫലമെന്ന് ഉമ്മൻചാണ്ടി; ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായ സഹകരണം വേണമെന്നും മുൻ മുഖ്യമന്ത്രി നഗ്നയായി കിടത്തിയ യുവതികളുടെ ശരീരത്തിൽ വിതറിയ ലഹരി മരുന്ന് നക്കിയെടുത്തത് ഒന്നിലധികം പുരുഷന്മാർ; വനത്തിലിട്ട് വാറ്റിയ ചാരായവും കാട്ടുപോത്തിനെ വെടിവെച്ച് വെച്ച കറിയും; സൈജു തങ്കച്ചന്റെ ഫോണിലുള്ളത് കൊച്ചിയിലെ അധോലോകത്തിന്റെ നേർക്കാഴ്ച്ചകൾ കോൺഗ്രസ് നേതാവ് വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം ആവേശത്തോടെ ഏറ്റുവിളിച്ച് സിപിഎം നേതാക്കൾ; രാഹുൽ ഗാന്ധിയുടെയും പ്രേമചന്ദ്രന്റെയും തോളോട് തോൾ ചേർന്ന് എളമരം കരീമും; കേരളത്തിൽ കീരിയും പാമ്പുമായവർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സഖാക്കളായ അത്ഭുത കാഴ്ച്ച ഇങ്ങനെ.. പഴയ ചെരുപ്പ് കമ്പനി എക്സിക്യൂട്ടീവിന്റെ കഥ പ്രാവർത്തികമാക്കി അംബാനി; കടക്കെണിയിലായ ബിഎസ്എൻഎൽ ചത്തതോ അതോ കൊന്നതോ? മാപ്പു പറഞ്ഞുകൊണ്ട് പാർലമെന്‍റിലേക്ക് തിരിച്ചു കയറില്ല; പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം ശക്തമാകുന്നു പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം രാവിലെ ജോലിക്ക് പോകുന്ന വഴി ജോസ്‌കെ മാണി രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു വരവില്ലെങ്കിലും ചെലവിനൊരു കുറവുമില്ല; സാധാരണക്കാരന്റെ വീട്ടു ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം… വിവാഹം കഴിക്കാമെന്ന വാദം; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു മാപ്പു പറഞ്ഞുകൊണ്ട് പാർലമെന്‍റിലേക്ക് തിരിച്ചു കയറില്ല; പാർലമെന്‍റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം ശക്തമാകുന്നു പൊന്‍കുന്നത്ത് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം രാവിലെ ജോലിക്ക് പോകുന്ന വഴി ജോസ്‌കെ മാണി രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു വരവില്ലെങ്കിലും ചെലവിനൊരു കുറവുമില്ല; സാധാരണക്കാരന്റെ വീട്ടു ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റം… വിവാഹം കഴിക്കാമെന്ന വാദം; റോബിന്‍ വടക്കുംചേരിക്ക് ശിക്ഷയില്‍ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക് News Assembly Election 2021 Muziriz Post നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക് നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക് ബിജെപിക്ക് കേരളത്തില്‍ ഉണ്ടായിരുന്ന ഏക സീറ്റ്, നേമം, തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം രംഗത്ത് ഇറക്കിയ സ്ഥാനാര്‍ഥിയാണ് വി. ശിവന്‍കുട്ടി. കടുത്ത മത്സരത്തിന് ശേഷം ബിജെപിയുടെ കുമ്മനം രാജശേഖരനെയും, കോണ്‍ഗ്രസിന്‍റെ കെ. മുരളീധരനെയും പരാജയപ്പെടുത്തി, നേമം തിരികെ പിടിച്ചെന്ന വീര പരിവേഷവുമായാണ് വി. ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട വഴിത്തിരിവാണ് ശിവന്‍കുട്ടിയുടേത്. ഇനി മുതല്‍ വിദ്യാഭ്യാസവും, തൊഴില്‍ വകുപ്പും കൈകാര്യം ചെയ്യുക ഇദ്ദേഹമാണ്. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്‍റ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്ന വി ശിവന്‍കുട്ടി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഉള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1995- 2000 കാലഘട്ടത്തില്‍ തിരുവനന്തപുരം മേയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് 2006ലും, 2011ല്‍ നെമത്തു നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെറുവക്കല്‍ സ്വദേശികളായ എം. വാസുദേവന്‍ പിള്ളയുടെയും, പി.കൃഷ്ണമ്മയുടെയും മകനായി 1954 നവംബര്‍ 10ന് ജനനം. ആര്‍.പാര്‍വതി ദേവിയാണ് ഭാര്യ. മകന്‍ പി ഗോവിന്ദ്‌ ശിവന്‍. “നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു.” ബുഖാരി: 6487 (നരകം വെറുക്കപ്പെട്ട കൊണ്ട് പൊതിഞ്ഞിരിക്കുന്നു എന്ന അദ്ധ്യായം) മുസ്‌ലിം: 2822-2823 (സ്വര്‍ഗത്തെയും അതിലെ അനുഗ്രഹങ്ങളെയും സ്വര്‍ഗവാസികളെയും കുറിച്ച് അറിയിക്കുന്ന അദ്ധ്യായത്തിന്റെ തുടക്കത്തില്‍) സ്വര്‍ഗവും നരകവും സൃഷ്ടിച്ചതിന് ശേഷം അല്ലാഹു ജിബ്രീലിനെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയച്ചു. അവന്‍ പറഞ്ഞു: “നീ സ്വര്‍ഗം വീക്ഷിക്കുക. അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്ന (അനുഗ്രഹങ്ങളും വീക്ഷിക്കുക).” അദ്ദേഹം സ്വര്‍ഗത്തില്‍ പോവുകയും, അതില്‍ ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്തതിന് ശേഷം അല്ലാഹുവിങ്കലേക്ക് തിരികെ വന്നു. അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! സ്വര്‍ഗത്തില്‍ ഉള്ളവയെ കുറിച്ച് കേട്ടുകഴിഞ്ഞാല്‍ ഒരാളും തന്നെ അതില്‍ പ്രവേശിക്കാതെയുണ്ടാകില്ല.” അപ്പോള്‍ അല്ലാഹു സ്വര്‍ഗത്തെ (സൃഷ്ടികളുടെ മനസ്സിന്) വെറുക്കപ്പെട്ട കാര്യങ്ങള്‍ കൊണ്ട് മൂടാന്‍ കല്‍പ്പിച്ചു. ശേഷം അവന്‍ ജിബ്രീലിനോട് പറഞ്ഞു: “നീ ഒരിക്കല്‍ കൂടി സ്വര്‍ഗവും അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്ന കാര്യങ്ങളും നോക്കുക.” ജിബ്രീല്‍ തിരിച്ചു ചെന്നപ്പോള്‍ -സ്വര്‍ഗമതാ മനസ്സിന്) വെറുക്കപ്പെട്ട കാര്യങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അദ്ദേഹം അല്ലാഹുവിലേക്ക് തിരിച്ചു വന്നു. ശേഷം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! അതില്‍ ഒരാളും തന്നെ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ ഭയന്നു പോയി.” അല്ലാഹു പറഞ്ഞു: “നീ നരകത്തിലേക്ക് പോവുക. നരകവും അതില്‍ പ്രവേശിക്കുന്നവര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നതും നീ വീക്ഷിക്കുക.” അദ്ദേഹം ചെന്നപ്പോള്‍ -നരകമതാ- ഒന്നിന് മേല്‍ ഒന്നായി വന്നടിയുന്നു. ജിബ്രീല്‍ തിരിച്ചു വന്നു. അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! നരകത്തെ കുറിച്ച് കേള്‍ക്കുന്ന ഒരാളും തന്നെ അതില്‍ പ്രവേശിക്കുകയില്ല.” അപ്പോള്‍ അല്ലാഹു നരകത്തെ ദേഹേഛകള്‍ കൊണ്ട് മൂടാന്‍ കല്‍പ്പിച്ചു. എന്നിട്ട് അവന്‍ ജിബ്രീലിനോട് പറഞ്ഞു: “തിരിച്ചു പോവുക.” ജിബ്രീല്‍ തിരിച്ചു പോയി. അദ്ദേഹം പറഞ്ഞു: “നിന്റെ പ്രതാപം തന്നെ സത്യം! ഇതില്‍ പ്രവേശിക്കാതെ ഒരാളും രക്ഷപ്പെടില്ല എന്ന് ഞാന്‍ ഭയന്നു പോയി.” (തിര്‍മിദി: 2560) അല്ലാഹു സ്വര്‍ഗത്തെ പ്രയാസമുള്ള കാര്യങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. അതായത്, സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗം ചില പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടല്ലാതെ കടക്കാനാവില്ല. ആരെല്ലാം അവ മുറിച്ചു കടക്കുന്നുവോ, അവര്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. ചുരുക്കത്തില്‍, സ്വര്‍ഗ പ്രവേശനത്തിന് ചില പ്രയാസങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. അതില്ലാതെ സ്വര്‍ഗം നേടിയെടുക്കുക സാധ്യമല്ല. എന്നാല്‍, നരകത്തെ അല്ലാഹു മനുഷ്യരുടെ മനസ്സുകള്‍ക്ക് താല്‍പര്യമുള്ളവ കൊണ്ടാണ് മൂടിയിരിക്കുന്നത്. അതിലേക്ക് പെട്ടെന്ന് മനുഷ്യര്‍ വീണു പോയേക്കാം. അവ ചെയ്യുന്നതില്‍ അവന് പ്രയാസമോ ബുദ്ധിമുട്ടോ ഉണ്ടാകുന്നില്ല; ചിലപ്പോള്‍ ശാരീരികവും മാനസികവുമായ ചില സുഖങ്ങള്‍ അതില്‍ അവന് കണ്ടെത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ, അവ പ്രവര്‍ത്തിച്ചു കഴിഞ്ഞാല്‍; അവന്‍ നരകത്തിന്റെ മറ തുറന്നിരിക്കുന്നു. അതിലേക്ക് അവന്‍ വീഴാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു. ഇബ്‌നു ഹജര്‍ അല്‍-അസ്ഖലാനി -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- യുടെ ‘ജവാമിഉല്‍ കലിമി’ല്‍ പെട്ടതാണ് ഈ ഹദീഥ് അനേകം ആശയം ഉള്‍ക്കൊള്ളുന്ന, ചുരുങ്ങിയ വാക്കുകള്‍ മാത്രമുള്ള സംസാരത്തിനാണ് ‘ജവാമിഉല്‍ കലിം’ എന്ന് പറയുക ദേഹേഛകള്‍ -അവയോട് മനസ്സിന് താല്‍പര്യമുണ്ടെങ്കില്‍ കൂടി- അവയെ ആക്ഷേപിക്കുകയും, നന്മകള്‍ -അവ മനസ്സിന് വെറുപ്പും ശരീരത്തിന് പ്രയാസവുമുണ്ടാക്കുന്നെങ്കില്‍ കൂടി- അവയിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഹദീഥുകളിലൊന്നാണിത്.” 4- മനസ്സിന് ഇഷ്ടം തോന്നുന്ന, ദേഹേഛകള്‍ എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണ്? മനസ്സിന് ഇഷ്ടം തോന്നുന്നവ രണ്ട് തരത്തിലാണ്. അല്ലാഹു നിഷിദ്ധമാക്കിയ, എന്നാല്‍ -ചിലരുടെ- മനസ്സിന് താല്‍പര്യം ഉണ്ടായേക്കാവുന്ന കാര്യങ്ങള്‍ ധാരാളമുണ്ട്. പൊതുവെ നിഷിദ്ധ കാര്യങ്ങളോട് പിശാചിന്റെ പ്രേരണ മൂലവും താല്‍പര്യം തോന്നാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് വ്യഭിചാരം. അത് അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെങ്കിലും മനസ്സുകള്‍ക്ക് അതില്‍ ചിലപ്പോള്‍ താല്‍പര്യം തോന്നിയേക്കാം. ഗീബതും (പരദൂഷണം) നമീമതും (ഏഷണി) ഇതു പോലെ തന്നെ. അതിനോട് മനുഷ്യന്റെ മനസ്സ് ചിലപ്പോള്‍ ചാഞ്ഞു പോയേക്കാം. അല്ലാഹു കാക്കട്ടെ. എന്നാല്‍ മനസ്സിന് ഇഷ്ടമുണ്ടാകുന്ന എല്ലാ കാര്യങ്ങളും അല്ലാഹു നിരോധിച്ചിട്ടില്ല. ഉദാഹരണത്തിന്; അനുവദനീയമായ ഭക്ഷണം കഴിക്കുകയെന്നത്. തമാശകള്‍; ഉറക്കം; സംസാരം; ഇവയും അനുവദനീയമായ, മനസ്സിന് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇവയൊന്നും പൂര്‍ണമായും നിഷിദ്ധമല്ല. ഇതാണ് രണ്ടാമത്തെ തരം. 5- അല്ലാഹു അനുവദിച്ച; മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ എത്ര വേണമെങ്കിലും ചെയ്യാമോ? പാടില്ല. അല്ലാഹു അനുവദിച്ച കാര്യങ്ങളാണെങ്കില്‍ കൂടി ഇത്തരം കാര്യങ്ങള്‍ -സംസാരവും ഉറക്കവും തമാശകളും ഭക്ഷണവുമെല്ലാം- വല്ലാതെ അധികരിപ്പിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ് (മക്റൂഹ്). കാരണം അവ അധികരിപ്പിക്കുന്നത് ചിലപ്പോള്‍ ഹറാമിലേക്ക് നയിച്ചേക്കാം. ഉദാഹരണത്തിന്; തമാശ അധികരിച്ചാല്‍ അത് പലപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നതിലേക്കും തരം താഴ്ത്തുന്നതിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഹൃദയം കാഠിന്യമുള്ളതാക്കുക എന്ന മറ്റൊരു ഉപദ്രവവും അതിലുണ്ട്. അനേകം പണ്ഡിതന്മാര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഇബാദത്തുകളില്‍ നിന്ന് മനുഷ്യനെ തിരിച്ചു കളയുകയും, അനാവശ്യമായി സമയം നഷ്ടപ്പെടുത്തലും ഇത്തരം കാര്യങ്ങള്‍ അധികരിപ്പിക്കുന്നതിന്റെ ദോഷഫലങ്ങള്‍ തന്നെ. 6- ചെയ്യാന്‍ പ്രയാസമുള്ള, മനസ്സിന് വെറുപ്പുള്ള കാര്യങ്ങള്‍ ഏതെല്ലാമാണ്? ഇബാദത്തുകള്‍ സ്ഥിരമായി നിലനിര്‍ത്തി കൊണ്ടു പോവുക, അല്ലാഹുവിന്റെ ദീനിനെ കുറിച്ച് പഠിക്കുക, ദേഷ്യം പിടിച്ചു വെക്കുക, ക്ഷമിക്കാന്‍ കഴിയുക, തിന്മയെ നന്മ കൊണ്ട് നേരിടുക, പൊറുത്തു കൊടുക്കുക, ദാനദര്‍മ്മം ചെയ്യുക, തന്നോട് അതിക്രമം പ്രവര്‍ത്തിച്ചവരോടും നന്മ ചെയ്യുക; ഇവയെല്ലാം പ്രയാസമുള്ള കാര്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങളാണ്. മനുഷ്യന്റെ മനസ്സ് സ്വാഭാവികമായും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അകല്‍ച്ചയും വെറുപ്പും കാണിക്കും; അല്ലാഹുവിന്റെ കാരുണ്യം സിദ്ധിച്ച ചിലര്‍ക്കൊഴികെ. തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കലും മേല്‍ പറഞ്ഞതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്; വ്യഭിചാരത്തില്‍ നിന്ന് അകന്നു നില്‍ക്കല്‍, മറ്റുള്ളവന്റെ സമ്പാദ്യം അന്യായമായി നേടാതിരിക്കുന്നത്, പരദൂഷണവും നമീമതുമെല്ലാം ഒഴിവാക്കാന്‍ മനസ്സിന് സ്വാഭാവികമായ ചില പ്രയാസങ്ങളുണ്ടാകും. എന്നാല്‍ മനസ്സിന്റെ ഈ ഇഛകള്‍ക്ക് വിരുദ്ധമായി നിലകൊള്ളുകയും, ക്ഷമയോടും സഹനത്തോടും കൂടി അല്ലാഹുവിന്റെ കല്‍പ്പനകള്‍ അനുസരിച്ചും, അവന്റെ വിലക്കുകള്‍ വെടിഞ്ഞും മുന്നോട്ടു പോകാന്‍ കഴിയുന്നവര്‍ക്കാണ് സ്വര്‍ഗ പ്രവേശനമുണ്ടായിരിക്കുക. 7- ഹറാമായ കാര്യങ്ങളോട് മനസ്സില്‍ വെറുപ്പുണ്ടാക്കേണ്ടത് എങ്ങനെ? മനുഷ്യന്റെ മനസ്സില്‍ ദേഹേഛകളോട് താല്‍പര്യവും ചായ്വുമുണ്ടാകുമെന്ന് മുന്‍പ് പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അവയെ മനസ്സ് വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ -ഒന്നു ശ്രമിച്ചാല്‍; അല്ലാഹുവിന്റെ തൗഫീഖുണ്ടെങ്കില്‍- നമുക്ക് സാധിക്കും. കാരണം, ഈമാന്‍ മനസ്സില്‍ ഉറച്ചു കഴിഞ്ഞാല്‍ സ്വാഭാവികമായും തിന്മകളെ അവന്‍ വെറുത്തു തുടങ്ങും. എന്നാല്‍, ഈമാന്‍ ശക്തിപ്പെടുത്താതെ, അതിനെ ശ്രദ്ധിക്കാതെ വിട്ടാലാകട്ടെ; തിന്മകളോട് അതിന് താല്‍പര്യം വര്‍ദ്ധിക്കുകയും ചെയ്യും. സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ: “എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് ഈമാനിനെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് ഭംഗിയുള്ളതായി തോന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. കുഫ്റും (അനിസ്ലാമികത) അധര്‍മ്മവും (അല്ലാഹുവിനോടുള്ള) അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു.” (ഹുജുറാത്: 7) ഹറാമിന്റെ പരിണിത ഫലങ്ങളെ കുറിച്ചുള്ള ചിന്തയും അവയെ വെറുക്കാന്‍ മനസ്സിനെ ശീലിപ്പിക്കും. കാരണം, ഏതൊരു നിഷിദ്ധമായ കാര്യമാകട്ടെ; അത് കൊണ്ട് ലഭിക്കുന്ന സുഖം കുറച്ചു കഴിഞ്ഞാല്‍ പ്രയാസങ്ങള്‍ കൊണ്ടു വരാതിരിക്കില്ല. മനസ്സിന്റെ കാഠിന്യവും സങ്കടവും വിഷമവുമെല്ലാം തിന്മയുടെ ശേഷം വരുന്ന ചില ഫലങ്ങള്‍ മാത്രം. അതിനെല്ലാം പുറമെ പരലോകത്ത് ലഭിക്കാനിരിക്കുന്ന ശിക്ഷ വേറെയും. ഇവ ഓര്‍ക്കുന്നത് ഹറാമിനെ വെറുക്കാന്‍ സഹായിക്കും. ചെറുപ്രായം മുതല്‍ തന്നെ ഹറാമില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുകയും, അതിന്റെ ഗൗരവം മനസ്സില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതും ഉപകാരപ്രദമാണ്. സച്ചരിതരായ കൂട്ടുകാരും തിന്മയില്‍ നിന്ന് അകറ്റി നിര്‍ത്തും. മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനയും, ശരിയാംവണ്ണം നിസ്കരിക്കുന്നതും, സ്ഥിരമായുള്ള ഖുര്‍ആന്‍ പാരായണവുമെല്ലാം തിന്മകളെ വെറുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളാണ്. 8- മനസ്സില്‍ നന്മകളോട് ഇഷ്ടമുണ്ടാക്കുന്നത് എങ്ങനെ? തൊട്ടു മുന്‍പുള്ള ചോദ്യത്തില്‍ പറഞ്ഞ പലതും നന്മയോട് താല്‍പര്യമുണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതോടൊപ്പം, ഏതൊരു നന്മയും നിന്നെ പടച്ചവനായ, അല്ലാഹുവിന് ഇഷ്ടവും തൃപ്തിയുമുണ്ടാക്കുന്നുണ്ടെന്ന ഉറച്ച ബോധ്യം നന്മകളിലേക്ക് നിന്നെ അടുപ്പിക്കും. ഇത് വളരെ ഉപകാരപ്രദമായ പാഠമാണ്. നീ ഏതൊരു നന്മ ചെയ്യുമ്പോഴും അല്ലാഹു നിന്നെ കൂടുതല്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ട്. അവനിലേക്ക് നീ മുന്‍പുള്ളതിനെക്കാള്‍ അടുക്കുന്നുണ്ട്. ഈ ചിന്ത നന്മകള്‍ ഇഷ്ടമുള്ളതാക്കും. അതോടൊപ്പം, നീ ചെയ്യുന്ന ഏതൊരു നന്മയും നിന്റെ റസൂല്‍ -ﷺ- അതിന്റെ പൂര്‍ണമായ രൂപത്തില്‍ ചെയ്തു കാണിച്ചിരിക്കുന്നു. അവിടുത്തോടുള്ള നിന്റെ സ്നേഹം എത്ര മാത്രം വര്‍ദ്ധിക്കുന്നോ; അത്ര മാത്രം അവിടുത്തോട് സാദൃശ്യപ്പെടാനുള്ള നിന്റെ മോഹവും വര്‍ദ്ധിക്കും. ഇബാദതുകള്‍ -അത് വളരെ കുറച്ചാണെങ്കിലും- സ്ഥിരമായി ചെയ്യുക എന്നതും ഉപകാരപ്രദമായ മറ്റൊരു വഴിയാണ്. കാരണം, സ്ഥിരമായി ഇബാദതുകള്‍ ചെയ്യുന്നത് അവ നിന്റെ ജീവിതത്തിലെ ശീലങ്ങളിലൊന്നാക്കും. പിന്നീട് അവ ഒഴിവാക്കുന്നതായിരിക്കും നിനക്ക് പ്രയാസമാവുക. ഉദാഹരണത്തിന്; എല്ലാ ദിവസവും അര്‍ഥം ആലോചിച്ചു കൊണ്ട് ഒരു പേജോ അതില്‍ താഴെയോ കൂടുതലോ ഖുര്‍ആന്‍ ഓതുകയെന്നത്. നിനക്ക് കഴിയാവുന്നത്ര എല്ലാ ദിവസവും നിലനിര്‍ത്തി വന്നാല്‍; പിന്നീട് ഏതെങ്കിലുമൊരു ദിവസം അത് ഒഴിവാക്കുക എന്നതായിരിക്കും നിനക്ക് പ്രയാസമുണ്ടാക്കുക. നിസ്കാരവും മറ്റൊരു ഉദാഹരണമാണ്. നബി -ﷺ- ക്ക് നിസ്കാരത്തിലായിരുന്നു കണ്‍കുളിര്‍മ ലഭിച്ചിരുന്നത് എന്ന ഹദീഥ് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. ‘ഇരുപത് വര്‍ഷം നിസ്കരിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു; അടുത്ത ഇരുപത് വര്‍ഷം നിസ്കാരം ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു’ എന്ന് സലഫുകളില്‍ ചിലര്‍ പറഞ്ഞതും ഈ അര്‍ഥത്തില്‍ തന്നെ. 9- സ്വര്‍ഗവും നരകവും സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു: സ്വര്‍ഗവും നരകവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണെന്നത് അഹ്ലുസ്സുന്ന വല്‍ ജമാഅയുടെ സ്ഥിരപ്പെട്ട അഭിപ്രായവും, അവരുടെ അഖീദയുടെ (വിശ്വാസം) അടിസ്ഥാനങ്ങളില്‍ ഒന്നുമാണ്. അതിലേക്കുള്ള സൂചന ഈ ഹദീഥിലുണ്ട്. കാരണം, ഭൂതകാല ക്രിയയാണ് (ഫിഅ്ലുന്‍ മാദ്വി) നബി -ﷺ- ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നരകവും സ്വര്‍ഗവും ‘മൂടപ്പെട്ടിരിക്കുന്നു’ എന്ന വാക്കില്‍ നിന്ന് അത് മനസ്സിലാക്കാം. ഒന്നാം പാഠത്തില്‍ എടുത്തു കൊടുത്ത, ഈ ഹദീഥിന് സമാനമായ ഹദീഥും അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതല്ലാതെ അനേകം ഖുര്‍ആന്‍ ആയത്തുകളും, ഹദീഥുകളും ഈ പറഞ്ഞതിന് തെളിവായുണ്ട്. ദൈര്‍ഘ്യം ഭയന്ന് ഇവിടെ അവ നല്കുന്നില്ല. അല്ലാഹുവിന്റെ ഖദ്വാ-ഖദറിനെ (വിധിവിശ്വാസം) നിഷേധിച്ച ‘ഖദരിയ്യാക്കളും’, ബുദ്ധിക്ക് പ്രമാണങ്ങളെക്കാള്‍ പ്രാധാന്യം നല്‍കിയ ‘മുഅ്തസില’ വിഭാഗവുമല്ലാതെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. അല്ലാഹു പരലോകത്ത് അവയെ പടക്കുകയാണ് ചെയ്യുക. ഇപ്പോള്‍ അവന്‍ അത് സൃഷ്ടിച്ചു വെച്ചിട്ടില്ല എന്നാണ് അവരുടെ വാദം. തിരുവനന്തപുരം കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം ഇന്ന് വീണ്ടും ആരംഭിക്കും. ഒക്ടോബര്‍ 25 നാണ് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട തീയേറ്ററുകള്‍ വീണ്ടും തുറന്നത്. തീയേറ്ററുകള്‍ തുറന്നെങ്കിലും പകുതി സീറ്റുകളില്‍ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തീയേറ്ററുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തീയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ്. മറ്റന്നാളാണ് മലയാളം ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഡോമിന്‍.ഡി. സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാര്‍ ആണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രം. ചിത്രത്തില്‍ ജോജു ജോര്‍ജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. തീയ്യേറ്ററില്‍ സാധാരണ പോലെ ആളുകളെ പ്രവേശിപ്പിക്കില്ല പകുതി സീറ്റുകളില്‍ മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. കൂടാതെ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. ഇത് ആളുകളെ കുറച്ചേക്കുമെന്ന് ആശങ്കയുണ്ട്. മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കണമെന്ന് തീയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. Previous ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒരു പദ്ധതിയും പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്: കോടിയേരി Next മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച്‌ പ്രതിപക്ഷ നേതാവ് വെള്ളം കിട്ടാനില്ല; പ്രതിഷേധവുമായി തെരുവിലിറങ്ങി നൂറുകണക്കിന് ജനങ്ങൾ; മൊബൈൽ സർവീസ് റദ്ദാക്കിയും ജനങ്ങൾക്ക് നേരെ വെടിയുതിർത്തും ഇറാനിയൻ സൈന്യം ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ ടിപിആർ അഞ്ചുശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണം തുടരും; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടി; ആർടിപിസിർ പരിശോധന നിർബന്ധം മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക ബഡ്സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് ഇനി ആശ്വസിക്കാം; നഷ്ടപ്പെട്ട പണമെല്ലാം തിരിച്ചു കിട്ടിയേക്കും കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ? അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും അടുത്ത വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറും; ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്‌ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി നാരായൺ റാണെ; സംസ്ഥാനത്ത് വീണ്ടും അട്ടിമറി? ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്‌ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത് ആശങ്കയായി കൊറോണ വൈറസിന്റെ പുതിയ വകഭേദം;വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് ദക്ഷിണാഫ്രിക്ക; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം അനിശ്ചിതത്വത്തിൽ; ബിസിസിഐയുടെ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രം ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം അമിത സ്വാതന്ത്ര്യം ബി ബി സിക്ക് വിനയാകും; എല്ലാ സഹകരണവും പിൻവലിച്ച് വില്യം രാജകുമാരൻ; ഐ ടി വിക്ക് ക്രിസ്ത്മസ് സന്ദേശം നൽകുന്നത് മറുപണി; ബി ബി സി വൻ കുഴപ്പത്തിൽ സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ് വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പോകുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ എണ്ണവില; ആനുപാതിക നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിയാം; ഉംറ ബുക്കിങ് നടത്താൻ സംവിധാനം; തിരക്കുള്ള ദിവസവും സമയവും മുൻകുട്ടി അറിയാനുള്ള ആപ്പ് പുറത്തിറങ്ങി കാലാവസ്ഥ അനുകൂലമായി; ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്; അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ് ഡിവൈഎഫ്‌ഐ ഫുഡ്‌ഫെസ്റ്റിൽ പ്രതികരണവുമായി ഹരീഷ് പേരടി; യഥാർത്ഥ ഫോട്ടോ അയച്ചു തന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും കുറിപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു 'മൂന്നാംമുറയുടെ' അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം റേഞ്ച് റോവർ സ്‌പോർട് ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ; മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്ന വീഡിയോ പങ്കുവെച്ച് താരം നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു ഏഴു വയസുകാരിയെ പുലി കടിച്ചുകൊന്നു; വീട്ടിൽ നിന്നും പുലി കടിച്ചെടുത്തുകൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഉൾവനത്തിൽ നിന്നും അഹമ്മദാബാദ്: ഏഴു വയസുകാരിയെ പുലി കടിച്ചുകൊന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ സാൻഗസ്സർ ഗ്രാമത്തിലാണ് ദാരുണ സംഭവം. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ട് പോകുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പകുതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഈ മാസം ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പെൺകുട്ടി. ആഗസ്‌റ്റ് 8ന് ഇതേ താലൂക്കിൽ തന്നെ ഒരു കുട്ടിയെ പുലി കൊന്നിരുന്നു. ജൂൺ 26ന് സമീപ ഗ്രാമമായ ഖജൂരിയിൽ ഒരു ആട്ടിടയനെയും പുലി കൊന്നിരുന്നു. ദാഹോദ് ജില്ലയിൽ ജൂലായ് ഓഗസ്‌റ്റ് കാലയളവിൽ നിരവധി പേരാണ് പുലിയുടെ ആക്രമണത്തിനിരയായത്. ഇവിടുത്തെ വനപ്രദേശത്ത് രണ്ട് ഡസനോളം പുലികളുണ്ടെന്നാണ് പറയുന്നത്. ജനവാസകേന്ദ്രങ്ങൾക്ക് സമീപം നാട്ടിലിറങ്ങുന്ന പുലികളെ വീഴ്‌ത്താൻ കെണികൾ സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇത്തരമൊരു കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. ഈ പുലി തന്നെയാണോ കുട്ടിയെ കൊന്നതെന്ന് വ്യക്തമല്ല. മുംബൈയെ ഭീതിയിലാഴ്‌ത്തി വീണ്ടും പുലി ആക്രമണം കോട്ടപ്പടി പ്ലാമൂടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു കാട്ടുപന്നികളും പട്ടികളും ചിതറി ഓടി; ടോർച്ചടിച്ച് നോക്കിയപ്പോൾ പുലി വീട്ടമ്മയുടെ ദേഹത്തേക്ക് പുലി ചാടി വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ സ്‌ഫോടന സമാനമായ ഉഗ്രശബ്ദം; ബെംഗളൂരു നഗരം നടുങ്ങി പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്‌കൂളിൽ പോകുന്ന സമയത്ത് ഭർതൃപിതാവ് പീഡിപ്പിക്കുന്നു; പൊലീസിൽ പരാതി നൽകി 21കാരി ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഡിംസബർ ആറിന്; വ്ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കും; തീരുമാനം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുകയും വാക്‌സിനേഷൻ നിരക്ക് കൂടുകയും ചെയ്തതോടെ ബെംഗളൂരുവിൽ വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ; ശബ്ദത്തിന്റെ ഉറവിടം തിരിച്ചറിഞ്ഞില്ല; ഭൂമികുലുക്കമല്ലെന്ന് അധികൃതർ നിയന്ത്രണം നീക്കുന്നു; ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസ് ഡിസംബർ 15 മുതൽ സാധാരണ നിലയിലേക്ക് ദാരിദ്ര്യ സൂചികയിൽ മുന്നിൽ ബീഹാറും ജാർഖണ്ഡും യു.പിയും; കേരളത്തിൽ കുറവ്; നീതി ആയോഗിന്റെ കണക്ക് 'മാർച്ചിൽ നിങ്ങൾക്ക് മാറ്റം കാണാം, സർക്കാർ രൂപീകരിക്കുകയോ നിലവിലെ സർക്കാർ തകരുകയോ ചെയ്യാം മഹാരാഷ്ട്രയിൽ അട്ടിമറി സാധ്യത വെളിപ്പെടുത്തി കേന്ദ്രമന്ത്രി കംപ്രസറിലൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റി; ആന്തരിക അവയവങ്ങൽക്ക് പരിക്കേറ്റ യുവാവ് മരിച്ചു; ജീവനെടുത്തത് സുഹൃത്തിന്റെ തമാശ മധ്യപ്രദേശിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ചു; 4 ബോഗികൾ പൂർണമായി കത്തിനശിച്ചു; ആളപായമില്ല ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ ടിപിആർ അഞ്ചുശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണം തുടരും; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടി; ആർടിപിസിർ പരിശോധന നിർബന്ധം മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ? ബഡ്സ് നിയമം അനുസരിച്ച് നിക്ഷേപത്തട്ടിപ്പുകാരിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തുവകകൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാം; പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് ഇനി ആശ്വസിക്കാം; നഷ്ടപ്പെട്ട പണമെല്ലാം തിരിച്ചു കിട്ടിയേക്കും ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്രം അംഗീകരിക്കില്ല; മരംമുറി ഉത്തരവ് പിൻവലിച്ചത് സുപ്രീംകോടതിയിൽ തിരിച്ചടിയാകും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് കേരളം തുറന്നു കൊടുത്തത് സുവർണ്ണാവസരം; ബേബി ഡാം ബലപ്പെടുത്തലിൽ കോടതി വിധി നിർണ്ണായകമാകും; പെരിയാറിന്റെ തീരത്തുള്ളവരെ ഒറ്റിക്കൊടുത്തത് ആര്? അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും മൊഴി ചൊല്ലിയത് കൂടുതൽ വെളുപ്പു നിറമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ; സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്ന് പറഞ്ഞ രതിവൈകൃതം; ലൈംഗിക വൈകൃതങ്ങൾക്കൾക്ക് വഴങ്ങാത്തത് ഭർത്താവിന്റെ പ്രതികാരം കൂട്ടി; മോഫിയയ്ക്ക് നീതി കിട്ടണമെങ്കിൽ സിഐയും ആ കോൺഗ്രസുകാരനും പ്രതിയാകണം എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ പല അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നു; തീവണ്ടി പാളം തെറ്റി വലിയ ദുരന്തത്തിനും സാധ്യത; ജനവാസ മേഖലകളിലെ കൃഷി ആനയെ ആകർഷിക്കും; കാടിനകത്ത് കുടിവെള്ളവും തീറ്റയുമില്ല; റെയിൽ വേലി പാഴ് വാക്കാകുമ്പോൾ കൊമ്പന്മാർക്ക് ജീവൽ നഷ്ടം; കഞ്ചിക്കോടിനെ നടുക്കി വീണ്ടും ആന ദുരന്തം പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ മൂലകാരണം; ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; നാല് ദിവസത്തിനിടെ നാലു കുട്ടികളുടെ മരണം; അട്ടപ്പാടി ദുരന്തം ആരോഗ്യത്തിലെ കേരളാ മോഡലിന് നാണക്കേട് കുണ്ടന്നൂർ വരെ മോഡലുകളുടെ കാർ പോയത് മിതമായ സ്പീഡിൽ; ആ വിരട്ടലിന് ശേഷം അതിവേഗത; പ്രേരണയായ സൈജു തങ്കച്ചനെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്; അറസ്റ്റ് ചെയ്തത് സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ലക്ഷ്യം റോയ് വയലാട്ടിനെ രക്ഷിക്കലോ? ആ മോഡലുകളെ കൊന്നതു തന്നെ പുതിയ വേരിയന്റിന് 'വളരെ അസാധാരണമായ മ്യൂട്ടേഷനുകൾ മനുഷ്യകോശങ്ങളെ ബാധിക്കാൻ ഒരു എൻട്രി പോയിന്റ് സൃഷ്ടിക്കാൻ സഹായിക്കുന്ന പ്രോട്ടീനിൽ പുതിയ വേരിയന്റിന് 10 മ്യൂട്ടേഷനുകൾ; ഡെൽറ്റ വകഭേദത്തേക്കാൾ പല മടങ്ങ് ശക്തി; ഇന്ത്യയും ജാഗ്രതയിലേക്ക്; കോവിഡ് ആശങ്ക വീണ്ടും പതിനൊന്ന് മാസത്തെ ദുരിത ജീവിതത്തിന് അന്ത്യം; ചിപ്‌സ് കഴിക്കുന്നതിനിടെ 12 കാരൻ വിഴുങ്ങിയ വിസിൽ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തു നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട് ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ! എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ് ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി മോഫിയയുട വഴിയേ നഫ്‌ളയും യാത്രയായി; ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് 19കാരി; നഫ്‌ളയുടെ മരണം വിവാഹ ജീവിതത്തിന്റെ പത്ത് മാസം പിന്നിടുമ്പോൾ: സഹോദരി മരിച്ചത് ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി സഹോദരൻ രംഗത്ത് നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; 29കാരനായ പ്രതിയെ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി അടുത്ത വർഷം മാർച്ചിൽ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേറും; ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്‌ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട് എന്നും കേന്ദ്ര മന്ത്രി നാരായൺ റാണെ; സംസ്ഥാനത്ത് വീണ്ടും അട്ടിമറി? ഒരു വീഡിയോ അയച്ചിട്ടുണ്ട് റൊമാന്റിക് മുമ്പ് കണ്ടിട്ടുണ്ടോ? നിനക്കിഷ്ടം സോഫ്റ്റ് പോണോ ഹാർഡ് പോണോ? സോഫ്റ്റ് മുമ്പ് കണ്ടിട്ടില്ലേ? മനസിന്റെ വിഷമം മാറ്റാൻ സ്വയം ഭോഗം ചെയ്താൽ മതി എന്ന് ഉപദേശം; കോഴിക്കോട്ടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എതിരെ മീ ടു ആരോപണവുമായി യുവതികൾ എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; 29കാരനായ പ്രതിയെ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് പുതിയ വകഭേദം യൂറോപ്പിലും; ആദ്യ കേസ് സ്ഥിരീകരിച്ചത് ബെൽജിയത്തിൽ; കണ്ടെത്തിയത് ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിൽ; ആശങ്കയോടെ ലോകം; യാത്രാവിലക്ക്; പര്യടനം ഉപേക്ഷിച്ച് ഹോളണ്ട് മടങ്ങി; ഇന്ത്യൻ എ ടീമും ദക്ഷിണാഫ്രിയിൽ നിന്ന് മടങ്ങിയേക്കും ചേർത്തലയിൽ പൊലീസുകാരനെ സൈനികൻ മർദ്ദിച്ച സംഭവത്തിന് ആന്റിക്ലൈമാക്സ്; പ്രശ്നമുണ്ടാക്കിയത് പൊലീസെന്ന് മുഖ്യമന്ത്രിക്ക് പരാതി; കസ്റ്റഡിയിലെടുത്ത സൈനികന് സ്റ്റേഷനിൽ ക്രൂരമർദ്ദനം; നട്ടെല്ല് ചവിട്ടിയൊടിച്ച് പൊലീസ് എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ് നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട് ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ! ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും കൈയിൽ നയാപൈസയില്ല; കുടുബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ എന്ന് തൊഴുകൈയോടെ കെ.രാധാകൃഷ്ണൻ; യാതൊരു ദയവും ഇല്ലാതെ 'എന്നാൽ അങ്ങനെ ആകട്ടെ' എന്ന് മുഖ്യമന്ത്രി; സിപിഎമ്മിന് അനഭിമതനായതോടെ മുൻ ഐപിഎസ് ഉദ്യോഗസ്ഥന് ഉണ്ടായ അനുഭവം ഇങ്ങനെ മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ സുഹൈൽ ജോലിക്ക് പോവില്ല; മുഴുവൻ സമയവും മൊബൈൽ നോക്കി കൊണ്ടിരിക്കും; അവൻ പറയുന്ന ശരീരഭാഗങ്ങളിൽ എല്ലാം പച്ച കുത്തണം; പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിക്കുകയും ചെയ്യും; എല്ലാം എതിർത്തപ്പോൾ മാനസിക രോഗിയാക്കി; മോഫിയ പങ്കുവച്ച ദുരിതകഥകൾ പറഞ്ഞ് സുഹൃത്ത് പിരിയും മുമ്പ് ഒന്നു കാണാം കുറച്ചു സംസാരിക്കാം എന്ന് കോൾ; അരുണിന് വേറെ വിവാഹ ആലോചന നടക്കുന്നു എന്ന് അറിഞ്ഞതോടെ മനസിൽ അസൂയയും പകയുമായി; എങ്ങനെയും മുടക്കണമെന്ന് നിശ്ചയം; തിരുവനന്തപുരത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തേക്ക് കാമുകൻ വരുമ്പോൾ കൈയിൽ റബർ പാലിന് ഉറ ഒഴിക്കുന്ന ആസിഡുമായി ഷീബ; അടിമാലിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ ഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥ പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; അതീവ രഹസ്യ ഓപ്പറേഷനിൽ പൊക്കിയത് നെന്മാറ സ്വദേശികളായ സലാമിനേയും ഇസ്ഹാകിനേയും സുബൈറിനേയും; നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി കാമിലയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജോ ബൈഡൻ നിർത്താതെ കീഴ്ശ്വാസം വിട്ടു; മുഖം വിളറിയെങ്കിലും അറിയാതിരിക്കാൻ സംസാരം തുടർന്നു; അമേരിക്കൻ പ്രസിഡണ്ടിന്റെ കീഴ്ശ്വാസം പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത് 1999-ൽ സ്ഥാപിതമായ, ബെയ്ജിംഗ് സിൻകോഹെറൻ എസ് ആൻഡ് ടി ഡെവലപ്മെന്റ് കോ ലിമിറ്റഡ് പ്രൊഫഷണൽ അഡ്വാൻസ്ഡ് ബ്യൂട്ടി ഉപകരണങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മുൻനിര നിർമ്മാണങ്ങളിലൊന്നാണ് ഗുണനിലവാരം ഒരു എന്റർപ്രൈസസിന്റെ ആത്മാവാണ്. 1999-ൽ സ്ഥാപിതമായ ബെയ്ജിംഗ് സിൻ‌കോഹെറൻ എസ് ആൻഡ് ടി ഡെവലപ്‌മെന്റ് കോ ലിമിറ്റഡ്, പ്രൊഫഷണൽ അഡ്വാൻസ്ഡ് ബ്യൂട്ടി ഉപകരണങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും മുൻനിര നിർമ്മാതാക്കളിൽ ഒന്നാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ കോസ്മെറ്റിക്സ്, സൗന്ദര്യശാസ്ത്രം, ഡെർമറ്റോളജി മേഖലകളിൽ വ്യാപകമായി വിൽക്കുന്നു. ഉൽപ്പാദനം ISO13485 ഗുണനിലവാര സംവിധാനത്തിന് കീഴിലാണ്, കൂടാതെ CE സർട്ടിഫിക്കേഷനുമായി പൊരുത്തപ്പെടുന്നു. ഐപിഎൽ എസ്എച്ച്ആർ സ്കിൻ റിജുവനേഷൻ മെഷീൻ ഐപിഎൽ OPT-തികഞ്ഞ പൾസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങളുടെ മൂന്നാം തലമുറ ഇന്റലിജന്റ് പൾസ് ലൈറ്റ് ട്രീറ്റ്മെന്റ് സിസ്റ്റങ്ങളുടെ വികസനമാണ് IPL-SHR-ന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യ. ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി നിരവധി വ്യത്യസ്ത ചികിത്സകൾ വ്യത്യസ്ത മോഡുമായി സംയോജിപ്പിക്കുന്നു. Q-Switched Nd:YAG-ന് ഉയർന്ന പീക്ക് പവറും നാനോ സെക്കൻഡ് ലെവൽ പൾസ് വീതിയും ഉണ്ട്. മെലനോഫോറിലെ മെലാനിൻ, പുറംതൊലി രൂപപ്പെട്ട കോശങ്ങൾ എന്നിവ ചെറിയ ചൂടുള്ള വിശ്രമ സമയമാണ്. ചുറ്റുമുള്ള സാധാരണ ടിഷ്യൂകൾക്ക് പരിക്കേൽക്കാതെ, തിരഞ്ഞെടുത്ത ഊർജ്ജം ആഗിരണം ചെയ്യപ്പെടുന്ന ചെറിയ തരികൾ (ടാറ്റൂ പിഗ്മെന്റ്, മെലാനിൻ) പൊട്ടിത്തെറിക്കാൻ ഇതിന് പെട്ടെന്ന് കഴിയും. പൊട്ടിത്തെറിച്ച പിഗ്മെന്റ് തരികൾ രക്തചംക്രമണ സംവിധാനത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും. 808nm 755nm 4064nm തരംഗദൈർഘ്യമുള്ള ഡയോഡ് ലേസർ ഹെയർ റിമൂവൽ സിസ്റ്റം റേസർലേസ് ഡയോഡ് ലേസർ 755nm 808nm 1064nm ന്റെ മൂന്ന് തരംഗദൈർഘ്യം സംയോജിപ്പിക്കുന്നു, ഇതിന് കൃത്യമായും ആഴത്തിലും രോമകൂപങ്ങളിൽ എത്തിച്ചേരാനാകും. രോമകൂപത്തിലെ മെലാനിൻ ലേസർ ഊർജ്ജം തിരഞ്ഞെടുത്ത് പൂർണ്ണമായും ആഗിരണം ചെയ്യുകയും ചൂടാക്കുകയും ചെയ്യും. ഒടുവിൽ, ഹെയർ ഫോളിക്കിൾ സ്റ്റെം സെൽ തകരാറിലാകും. ISL‌| മൂന്നടിയില്‍ ഗോവയെ വീഴ്ത്തി മുംബൈ തുടങ്ങി പതിനാലാം മിനിറ്റില്‍ വിഘ്നേഷിനെ പെനല്‍റ്റി ബോക്സില്‍വ വീഴ്ത്തിയതിന് മുംബൈ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. മുപ്പതാം മിനിറ്റില്‍ ഗോവക്ക് ആദ്യ അവസരമൊരുങ്ങി. മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) എഫ് സി ഗോവയെ(FC Goa) എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി നിലിവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സി(Mumbai City FC) കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ആദ്യ പകുതിയില്‍ ഇഗോര്‍ അങ്കൂളോയുടെ(Igor Angulo) ഇരട്ടഗോളും രണ്ടാം പകുതിയില്‍ യാഗോര്‍ കറ്റാറ്റൗവിന്‍റെ ഗോളുമാണ് മുംബൈയുടെ ജയമുറപ്പിച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മുംബൈക്കു തന്നെയായിരുന്നു കളിയിലുടനീളം മേല്‍ക്കൈ. പത്താം മിനിറ്റിലാണ് മുംബൈക്ക് ആദ്യ അവസരം ഒരുങ്ങിയത്. എന്നാല്‍ അങ്കൂളോയുടെ ദുര്‍ബലമായ ഷോട്ടിന് ഗോവ ഗോള്‍ കീപ്പര്‍ ധീരജിനെ വിറപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. പതിനാലാം മിനിറ്റില്‍ വിഘ്നേഷിനെ പെനല്‍റ്റി ബോക്സില്‍വ വീഴ്ത്തിയതിന് മുംബൈ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. മുപ്പതാം മിനിറ്റില്‍ ഗോവക്ക് ആദ്യ അവസരമൊരുങ്ങി. പക്ഷെ ഗ്ലെന്‍ മാര്‍ട്ടിന്‍സിന്‍റെ പാസ് പിടിച്ചെടുക്കാന്‍ കാബ്രറക്കായില്ല. 33-ാം മിനിറ്റില്‍ കാസിയോയെ ഇവാന്‍ ബോക്സില്‍ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത അങ്കൂളോക്ക് പിഴച്ചില്ല. മുംബൈ മുന്നിലെത്തി. രണ്ട് മിനിറ്റിനകം അങ്കൂളോയിലൂടെ തന്നെ മുംബൈ ലീഡുയര്‍ത്തി. ജാവോയുടെ പാസില്‍ നിന്ന് പ്രതിരോധകോട്ട ഭേദിച്ച് ധീരജിനെയും മറികടന്ന് അങ്കൂളോ ഗോവ വലയില്‍ പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഗോവ ഊര്‍ജ്ജിതമാക്കിയതോടെ മത്സരം ആവേശത്തിലായി. 51-ാം മിനിറ്റില്‍ ഗോവ ക്യാപ്റ്റന്‍ എഡു ബഡിയയുടെ തകര്‍പ്പന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയന്‍ താരം യാഗോര്‍ കാറ്റാറൗ തന്‍റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതോടെ ഗോവയുടെ സമനില പ്രതീക്ഷകള്‍ പൊലിഞ്ഞു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങള്‍ മുംബൈ പ്രതിരോധത്തില്‍ തട്ടി പൊലിഞ്ഞു. ISL ആവേശപ്പോരില്‍ നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ചെന്നൈ Manchester United റാൾഫ് റാഗ്നിക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇടക്കാല പരിശീലകന്‍ ISL ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ പോരാട്ടം Ballon d'Or 2021 ഏഴഴകിലേക്ക് ലിയോണല്‍ മെസി? അതോ ലെവന്‍ഡോവ്സ്‌കിയോ മറ്റാരെങ്കിലുമോ; ബാലൻ ഡി ഓർ ഇന്നറിയാം LaLiga വിനീഷ്യസ് മാജിക്; സൂപ്പര്‍ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം- വീഡിയോ IPL Retention ധോണി, കോലി രോഹിത്, സഞ്ജു എന്നിവര്‍ തുടരും, ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയായി 'മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണം, അടിയന്തര നടപടി വേണം തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ (mullaperiyar dam ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ (kerala cm pinarayi vijayan) തമിഴ്നാട് tamil nadu) മുഖ്യമന്ത്രി എം കെ സ്റ്റാലിന് (mk stalin കത്തയച്ചു. ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ജാഗ്രത പാലിക്കുക 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാ‍ർപ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി കേരളം സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെടൽ, മന്ത്രിതല യോഗം വിളിച്ച് മുഖ്യമന്ത്രി CPIM സിപിഎമ്മില്‍ പുതുചരിത്രം; സംസ്ഥാനത്തെ ഏക വനിത ഏരിയ സെക്രട്ടറിയായി കുഞ്ഞുമോള്‍ Kerala Rain തിരുവനന്തപുരത്ത് കനത്ത മഴ, വെള്ളക്കെട്ട്; സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണം; വാർത്താശേഖരണത്തിനിടെ ബൈക്കിടിച്ച് വീഴ്ത്തി Nursing Excellence award ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാർഡ് കൊച്ചിയിൽ വിതരണം ചെയ്തു CPM പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി വടക്കനിലേയും തെക്കനിലേയും ഭാവങ്ങൾ അരങ്ങിലെത്തിക്കാൻ സ്ത്രീകളും; കലാമണ്ഡലം കഥകളി വേഷം വിഭാഗങ്ങളിൽ പെണ്‍കുട്ടികൾക്കു പ്രവേശനം നല്കി RashtraDeepika ഓർമയായത് 'ദൂരദേശത്ത് താമസിച്ച' ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ 'ട്രേഡ് മാർക്കാ'യിരുന്നു കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍ വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന്‌ ആശങ്ക കാസര്‍ഗോഡ് ജില്ലയിലെ എച്ച്‌ഐവി രോഗികളുടെ എണ്ണം കേട്ട് ഞെട്ടരുത് അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് പകര്‍ന്നത് മാത്രം 59 എണ്ണം ജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്‌ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി റാഗിംഗ്; മംഗളൂരുവിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍ വടക്കനിലേയും തെക്കനിലേയും ഭാവങ്ങൾ അരങ്ങിലെത്തിക്കാൻ സ്ത്രീകളും; കലാമണ്ഡലം കഥകളി വേഷം വിഭാഗങ്ങളിൽ പെണ്‍കുട്ടികൾക്കു പ്രവേശനം നല്കി ചെറുതുരുത്തി: കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസിലേക്കു നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആറു പെണ്‍കുട്ടികൾക്കും കഥകളി തെക്കൻ വിഭാഗത്തിൽ മൂന്നു പെണ്‍കുട്ടികൾക്കും പ്രവേശനം നല്കി. വടക്കൻ വിഭാഗത്തിൽ വൈദേഹി (കൊല്ലം ദുർഗ്ഗ രമേഷ് (ഇടുക്കി ആര്യ കെ.എസ് (മലപ്പുറം ശ്വേത ലക്ഷ്മി (കോഴിക്കോട് ത്രയംബക (കോഴിക്കോട് അക്ഷയ (കറുകപുത്തൂർ) എന്നിവർക്കാണ് പ്രവേശനം കൊടുത്തത്. കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം വൈഷ്ണവി (പത്തനംതിട്ട കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവരുമാണ് ചേർന്നത്. ഇതോടെ 2021-22 അധ്യയനവർഷത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആകെ ഏഴു കുട്ടികളും തെക്കൻ വിഭാഗത്തിൽ അഞ്ചു കുട്ടികളും പഠനം നടത്തും. ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെണ്‍കുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നല്കിയത്. ഉദ്യാനത്തില്‍ വിശ്രമിച്ചിരുന്നയാളെ മനുഷ്യ വിസര്‍ജ്യത്തില്‍ കുളിപ്പിച്ച് വിമാനം ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ… ഗ്രാമീണജനതയുടെ സ്പന്ദനങ്ങളിൽ വന്ന മാറ്റം, കാർഷിക ആയുധങ്ങൾ നിർമിക്കുന്ന ആലകൾ അപ്രത്യക്ഷമാകുന്നു ഈശ്വരാ… പണിപാളിയല്ലോ…! തെരുവുനായയ്ക്കു നേരേ മുള്ളൻപന്നിയുടെ മുട്ടന്‍പണി ഗുരുവായൂർ: തെരുവുനായയ്ക്കു നേരേ മുള്ളൻപന്നി ആക്രമണം. ആക്രമണത്തിൽ മുള്ളു തറച്ച തെരുവു നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. പടിഞ്ഞാറെനടയിൽ മിനി മാർക്കറ്റിനു സമീപമാണു ഷാഡോ പോലീസ് ചമഞ്ഞ് തട്ടിയെടുത്തത് 10 ലക്ഷം; ഒളിവിൽപോയ പ്രതിയെ നാല് വർഷത്തിന് ശേഷം കുടുക്കി പോലീസ് ചാവക്കാട്: ഷാഡോ പോലീസ് ചമഞ്ഞ് സ്കൂട്ടർ തടഞ്ഞുനിർത്തി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ വീണ്ടും പിടികൂടി.മാള പൊയ്യ ദേ പണിതു, ദാ പൊളിച്ചു… പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച നവീകരണം ഇടിച്ച് പൊടിച്ച് പിഡബ്ല്യുഡി സ്വന്തം ലേഖകൻതിരുവില്വാമല: ലക്ഷങ്ങൾ ചെലവിട്ടു പഞ്ചായത്ത് പണിത കൈവരിയും മറ്റും ഇടിച്ചുതകർത്തു പിഡബ്ല്യുഡിയുടെ അതിക്രമം. മാസങ്ങൾക്കു മുൻപ് തിരുവില്വാമല പാന്പാടി സെന്‍ററിൽ തേപ്പ് എന്ന വാക്ക് സഹിക്കാൻ പറ്റാത്തത്! ഒരാള്‍ പ്രണയം നിരസിക്കുമ്പോള്‍ അയാളെ പോയി റേപ്പ് ചെയ്യുന്നതല്ല അതിന്‍റെ പ്രതികരണം എല്ലാത്തിനും യെസ് പറയേണ്ട ആവശ്യം ഇല്ലെന്ന്ഭാവന ഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്‌സിന്‍റെ ബഹുമതി പത്രം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്‍റെയും രത്നമ്മയുടെയും മകനാണ് വിനേഷ് മോൻ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി വിനേഷിന് കൈയിലും കാലിലും ആറ് വിരലുകളാണുള്ളത്. വിരലുകൾ കൂടുതലുള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നുമില്ലെന്ന് വിനേഷ് പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണമായും റെയിൽവേ ട്രാക്കിൽ സംഭവിച്ചത്…! കാമറ കണ്ണിലെ ദുരന്തങ്ങള്‍… 1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് ഇതു തമാശയല്ല ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന് ഇതിഹാസതാരം ബ്രൂസ്‌ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ… ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും ഓർമയായത് ‘ദൂരദേശത്ത് താമസിച്ച’ ആദ്യ അറയ്ക്കൽ ബീവി! ആ പല്ലുകാട്ടിയുള്ള ചിരി ബീവിയുടെ ‘ട്രേഡ് മാർക്കാ’യിരുന്നു സിജി ഉലഹന്നാൻ കണ്ണൂർ: അറയ്ക്കൽ സ്വരൂപത്തിന്‍റെ മുപ്പത്തൊന്പതാമത്തെ സുൽത്താനും ബീവിമാരിൽ പതിനാലാമത്തെ ബീവിയുമായിരുന്നു ഇന്നലെ അന്തരിച്ച സുൽത്താൻ ആദിരാജ മറിയുമ്മ എന്ന കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍ ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. കെ.പി വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന്‌ ആശങ്ക അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പ്രായപൂർത്തിയായവർക്ക് മതം നോക്കാതെ പങ്കാളിയെ തിരഞ്ഞെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. പ്രായത്തിലിരിക്കുന്ന വ്യത്യസ്ത മത വിശ്വാസികളായ രണ്ട് പേരുടെ സംയുക്ത ഹർജിപരിഗണിക്കുകയായിരുന്നു കോടതി. മാതാപിതാക്കൾക്ക് പോലും ഈ ബന്ധത്തെ എതിർക്കാൻ അവകാശം ഇല്ല. ജസ്റ്റിസുമാരായ മനോജ് കുമാർ ഗുപ്ത, ദീപക് വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയത്. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ വൈകും സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ഗഗനചാരി’; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍ ആദിവാസി ദളിത് സംഗമം അവിസ്മരണീയമാക്കി കെ സി വേണുഗോപാല്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ മുൻമന്ത്രിമാരുൾപ്പടെ ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍ തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ രൂക്ഷ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം രാജസ്ഥാനിലും ഒമിക്രോണ്‍ കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കുടംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ വകഭേദം ബംഗളൂരൂവിൽ 16 പേർക്കെങ്കിലും ഒമിക്രോൺ ഭീഷണി: കോൺഗ്രസ് നേതൃത്വം ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ പേർക്ക് കോവിഡ് ഹൈ വേരിയന്റ് വൈറസ് ബാധിച്ചെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം. നവംബർ ഇരുപതിനു നടന്ന സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ ലവ് ജിഹാദും മതംമാറ്റവും കൂടുതൽ നടത്തുന്നത് ക്രിസ്ത്യൻ സമുദായമെന്ന് വെള്ളാപ്പള്ളി Vellappally Natesan React to Pala Bishop Speech Madhyamam നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രൊഫ. എം.കെ. സാനുവും സംവിധായകൻ കമലും ചിത്രങ്ങൾ കാണുന്നു. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. പെയ്യാനുറച്ച് ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച. തീരം തൊട്ട നേരം മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം. പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്. ഒരു വറ്റ് കരുതിയേക്കാം നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ. എമെർജൻസി എക്സിറ്റ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ പഴക്കാലം കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച. മഴയത്ത് വലയെറിഞ്ഞ് എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ. മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം. പറന്നെത്തി കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ. ജീവിതവലയം എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി. വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ Mullaperiyar Dam Tree Felling Order Kerala Government: മുല്ലപ്പെരിയാര്‍ മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; നടപടി സ്വീകരിച്ചതായി വനം മന്ത്രി നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ ഫലം നിർബന്ധം മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5144 പേര്‍ക്ക് രോഗമുക്തി ആര്‍ടി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു ഒമിക്രോൺ വകഭേദം: അന്താരാഷ്ട്ര യാത്രാ ഇളവുകൾ വിശകലനം ചെയ്യാൻ നിർദേശം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; തിങ്കളാഴ്ച വരെ മഴ തുടരും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് ബ്ലാസ്റ്റേഴ്സിന് വേണം മൂന്ന് പോയിന്റ്; എതിരാളികള്‍ ബംഗലൂരു ഹലാലിന്റെ അര്‍ത്ഥം നല്ല ഭക്ഷണം എന്ന് മാത്രം; ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി ശബരിമല ദർശനം: കുട്ടികൾക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല നോക്കുകൂലി: എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു മുല്ലപ്പെരിയാര്‍ മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; നടപടി സ്വീകരിച്ചതായി വനം മന്ത്രി മുല്ലപ്പെരിയാര്‍ മരംമുറി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്; നടപടി സ്വീകരിച്ചതായി വനം മന്ത്രി വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിക്കൊണ്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിനെ്ക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉദ്യോഗസ്ഥന്‍മാര്‍ ഉത്തരവിറക്കിയത് വനം മന്ത്രി അറിഞ്ഞില്ലെങ്കില്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ ചോദിച്ചു. മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഉത്തരവ് മരവിപ്പിച്ചതല്ലാതെ റദ്ദാക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും അറിഞ്ഞുകൊണ്ടെടുത്ത തീരുമാനം വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ നിലപാടിലേക്ക് സി.പി.എമ്മും സര്‍ക്കാരും എത്തിയിരിക്കുകയാണോയെന്ന് വ്യക്തമാക്കണം. ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് നേരത്ത് വ്യക്തമാക്കിയിട്ടുണ്ട്. മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ പുതിയ ഡാം വേണ്ടെന്ന തമിഴ്നാടിന്റെ തീരുമാനം കേരളം അഗീകരിച്ചിരിക്കുകയാണ്. ഈ ഉത്തരവിനു പിന്നില്‍ ദുരൂഹതയും ഗൂഡാലോചനയുമുണ്ട്. അഞ്ച് തമിഴ്നാട് മന്ത്രിമാര്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് കേരള വനം വകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയും റവന്യൂ, വനം മന്ത്രിമാരും ഉത്തരവ് അറിഞ്ഞില്ലെന്നാണ് പറയുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും അറിയാത്ത ഉത്തരവിനെ കുറിച്ച് തമിഴ്നാട് അറിഞ്ഞത് വിചിത്രമാണ്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ ഏകാംഗമായ ജല വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് ഉത്തരവിറക്കുന്നതു സംബന്ധിച്ച ഗൂഡാലോചനയ്ക്ക് തുടക്കമായത്. സര്‍ക്കാരിന്റെ അറിവോടെ പുറത്തിറക്കിയ ഉത്തരവ് വിവാദമായപ്പോള്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. സാമാന്യ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നതല്ല ഉത്തരവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. മാവിലായിക്കാരനെപ്പോലെയാണ് മുഖ്യമന്ത്രി. എന്ത് താല്‍്പ്പര്യത്തിന്റെ പുറത്താണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നു വ്യക്തമാക്കണം. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് മരം മുറിക്കാന്‍ ഉത്തരവ് നല്‍കിയത്. ഇത് കേരളത്തിന്റെ വാദത്തെ ദുര്‍ബലപ്പെടുത്തമെന്നും വിഡി സതീശൻ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നത് നവംബര്‍ ആറിനാണ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍പ്പറഞ്ഞ ഉത്തരവ് നവംബര്‍ ഏഴിന് ഞായറാഴ്ച അവധി ദിവസമായിട്ടു കൂടി മരവിപ്പിച്ചുകൊണ്ട് വനം വകുപ്പ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിനു സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതുതന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. സംസ്ഥാന നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. നിയമസഭ പ്രമേയങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി മുമ്പാകെ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. നിലവില്‍ സുപ്രീം കോടതിയില്‍ ഹിയറിങ്ങിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശക്തമായ രീതിയില്‍ തന്നെ വ്യക്തമാക്കിക്കൊണ്ട് നോട്ടും മറുപടി സത്യവാങ്മൂലവും ഫയല്‍ ചെയ്തിട്ടുണ്ട്. മറുപടി സത്യവാങ്മൂലത്തിന്റെ ഖണ്ഡിക പതിനേഴില്‍ തമിഴ്‌നാടിന്റെ മരംമുറിക്കാനുള്ള ആവശ്യം പരിഗണിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കടുവാസങ്കേതത്തിന്റെ ഭാഗമായതിനാല്‍ മരം മുറിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും നാഷണല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ്‌ലൈഫിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അനുവാദവും ആവശ്യമാണ്. ഇതിനു പുറമെ 1980 ലെ വനംസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യമാണ്. ഈ അനുമതികള്‍ തമിഴ്‌നാട് ഹാജരാക്കിയിട്ടില്ലാത്തതിനാല്‍ ആവശ്യം പരിഗണിക്കാനാവില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിശദീകരണം തേടും; തല്‍ക്കാലം തുടര്‍ നടപടികളില്ലെന്ന് വനം വകുപ്പ് മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് തല്‍ക്കാലത്തേക്ക് മാറ്റിവച്ചതായി വനം വകുപ്പ് അറിയിച്ചു. തുടര്‍ നടപടികള്‍ ഇല്ലാതെയാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദം ആവശ്യമാണ്. ഇത് ലഭിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലാത്തതിനാല്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയിരിക്കുന്ന ഉത്തരവ് താല്‍ക്കാലികമായി മാറ്റി വയ്ക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. അതേസമയം, മരങ്ങള്‍ വെട്ടി മാറ്റാൻ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടിയേക്കുമെന്ന് സൂചന. ജലവിഭവ വകുപ്പ് വിളിച്ച യോഗത്തിലാണ് തീരുമാനം ഉണ്ടായതെന്നാണ് വനം വകുപ്പ് പറയുന്നത്. യോഗം ചേരാനുള്ള കാരണങ്ങള്‍ ജലവിഭവ, വനം വകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കണം. വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന വിശദീകരണം. ടി.കെ.ജോസാണ് മുല്ലപ്പെരിയാറിന്റെ നിരീക്ഷണസമിതിയിൽ കേരളത്തിന്റെ പ്രതിനിധി. എന്നാല്‍ പിന്നീട് ഇത് വലിയ വിവാദങ്ങളിലേക്ക് കടക്കുകയായിരുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഉത്തരവ് ഉണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ അറിയാതെയാണ് ഉത്തരവുണ്ടായതെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനുള്ള ബുദ്ധി ശൂന്യതയൊന്നും കേരളത്തിനില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്. Also Read: മുല്ലപ്പെരിയാര്‍: മരം മുറി ഉത്തരവ് മരവിപ്പിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികളും സ്കൂളിലേക്ക്; അധ്യയനം ഇന്ന് മുതല്‍ അന്താരാഷ്ട്ര വിമാന യാത്രാ ഇളവുകൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടാനുള്ള കാരണങ്ങൾ ഇവയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരളത്തിൽ നിന്നുള്ളവർക്ക് ആർടി-പിസിആർ ഫലം നിർബന്ധം മഴ എത്തി; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ ജോഫിൻ ISL 2021-22-East Bengal vs ATK Mohun Bagan: ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് എടികെ മോഹൻ ബഗാൻ ജീവനക്കാരിയുടെ പരാതി; ജി.വി രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പലിന് സസ്‌പെൻഷൻ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി; കേരളം സുപ്രീം കോടതിയിലേക്ക് എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്, നേട്ടങ്ങൾ എന്തൊക്കെ? മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ യുഎഇയിലെ ആദ്യ ഡ്രൈവർലെസ് ഇലക്ട്രിക് വാഹനം ലോഞ്ച് ചെയ്തു Samsung Galaxy A03: സാംസങ് ഗാലക്‌സി എ03 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം ട്രാക്ടർ റാലി പിൻവലിച്ചതായി കർഷകർ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് മന്ത്രി തോമർ IPL 2022: കോഹ്‍ലിയെയും മാക്സ്‌വെല്ലിനെയും നിലനിർത്താൻ ആർസിബി, തീരുമാനമാകാതെ നായകസ്ഥാനം 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5144 പേര്‍ക്ക് രോഗമുക്തി വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും ധനസഹായവും; കീഴടങ്ങിയാൽ എല്ലാ മാവോയിസ്റ്റുകൾക്കും സഹായം ആര്‍ടി ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മൂന്നു ലക്ഷം രൂപ പിടിച്ചെടുത്തു ശബരിമല ദര്‍ശനം: കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ട നോക്കുകൂലി: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം ഹലാലിന്റെ അര്‍ത്ഥം നല്ല ഭക്ഷണമെന്ന് മാത്രം; ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി VK Ebrahim Kunju| അറസ്റ്റ് വിവരം ചോര്‍ന്നു; വീട്ടിലെത്തി അറസ്റ്റ് ചെയ്യാനുള്ള ആദ്യ നീക്കം പാളി; ആശുപത്രിയിലെത്തി ദൗത്യം പൂര്‍ത്തിയാക്കി വിജിലൻസ് VK Ebrahim Kunju| അറസ്റ്റ് വിവരം ചോര്‍ന്നു; വീട്ടിലെത്തി അറസ്റ്റ് ചെയ്യാനുള്ള ആദ്യ നീക്കം പാളി; ആശുപത്രിയിലെത്തി ദൗത്യം പൂര്‍ത്തിയാക്കി വിജിലൻസ് ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലന്‍സില്‍ നിന്ന് തന്നെ ഇബ്രഹിംകുഞ്ഞിന് ഇന്നലെ ചോര്‍ന്ന് കിട്ടിയതായാണ്‌ വിവരം. കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള വിജിലൻസിന്റെ ആദ്യ നീക്കം പാളി. അറസ്റ്റിനൊരുങ്ങിയാണ് വിജിലന്‍സ് ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയത്. വനിതാ പൊലീസും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് അവിടെയില്ലെന്ന കാര്യം വിജിലന്‍സിന് മനസ്സിലായത്. ഇതോടെ അറസ്റ്റ് നീക്കം ചോർന്നുവെന്ന് വിജിലൻസിന് ബോധ്യമായി. Also Read- പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു വിജിലൻസ് സംഘമെത്തിയപ്പോൾ ഇബ്രാഹിംകുഞ്ഞിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അദ്ദേഹം ആശുപത്രിയിലാണെന്ന് വിജിലന്‍സ് സംഘത്തിനെ ഭാര്യ അറിയിച്ചു. എന്നാല്‍ ഇതില്‍ വിശ്വാസം വരാതെ സംഘം വീട്ടില്‍ പരിശോധന നടത്തി. ആരേയും കണ്ടെത്താനായില്ല. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വിജിലന്‍സ് സംഘം നേരെ പോയത് ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ച ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കാണ്‌. തുടര്‍ന്ന് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തിയത്. Also Read- ബിജെപി നേതാവും നടിയുമായ ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു ഇന്ന് അറസ്റ്റുണ്ടാകുമെന്ന വിവരം വിജിലന്‍സില്‍ നിന്ന് തന്നെ ഇബ്രഹിംകുഞ്ഞിന് ഇന്നലെ ചോര്‍ന്ന് കിട്ടിയതായാണ്‌ വിവരം. ചൊവ്വാഴ്ച രാവിലെവരെ അദ്ദേഹം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉച്ചയോടെ അദ്ദേഹത്തിന് വിജിലന്‍സിന്റെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചെന്നാണ് വ്യക്തമാകുന്നത്. ഇതിന് പിന്നാലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള നീക്കവും മുന്‍ മന്ത്രി നടത്തിയിരുന്നു. ഇന്ന് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായിരുന്നു വിജിലന്‍സിന്റെ ആദ്യ നീക്കം. VK Ebrahim Kunju| അറസ്റ്റ് വിവരം ചോര്‍ന്നു; വീട്ടിലെത്തി അറസ്റ്റ് ചെയ്യാനുള്ള ആദ്യ നീക്കം പാളി; ആശുപത്രിയിലെത്തി ദൗത്യം പൂര്‍ത്തിയാക്കി വിജിലൻസ് Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി 'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യം പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍ Syro Malabar കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര ഏജന്‍സികള്‍ സുപ്രീംകോടതിയെ സമീപിച്ചു 'ഇതത്ര നല്ലതല്ല മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ Suicide| കോവിഡ് ബ്രിഗേഡ് ഡ്യൂട്ടിയിൽ നിന്നും പിരിച്ചുവിട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ Sabarimala| ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് RTPCR ടെസ്റ്റ് വേണ്ട; മാനദണ്ഡം പുതുക്കി സർക്കാർ Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക Hardik Pandya കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത് സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ Covid 19 ദക്ഷിണാഫ്രിക്കയില്‍ നിന്നും ബെംഗളൂരുവില്‍ എത്തിയ രണ്ടു പേര്‍ക്ക് കോവിഡ്; സാമ്പിള്‍ വിശദപരിശോധനയ്ക്ക് Breaking News: ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി ◆ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി ◆ പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണ്: പികെ അബ്ദുറബ്ബ് ◆ വികെ സനോജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ◆ ശനിയും ഞായറും അവധി; യുഎഇയിൽ ഇനി ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസം ◆ പി ജയരാജനെ കൊലയാളി എന്ന് വിളിച്ച കേസ്; കെകെ രമയെ കോടതി കുറ്റവിമുക്തയാക്കി ◆ കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്; 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗവിമുക്തി 5180 ◆ വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി ◆ പോലീസ് യൂണിഫോമില്‍ വനിത എസ്ഐയുടെ സേവ് ദി ഡേറ്റ്; വിവാദം ◆ ബിജെപിയെ പിന്തുണക്കാതിരുന്നതിനാലാണ് എന്നെ തീഹാർ ജയിലിൽ അടച്ചത്: ഡി കെ ശിവകുമാര്‍ ◆ കേരളത്തിൽ ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സർക്കാർ പറയണം: രമേശ് ചെന്നിത്തല സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ക്രിമിനലുകളായ കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങനെ; അലക്‌സാണ്ടര്‍ ജേക്കബിന്റെ കണ്ടെത്തലുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ ഒമിക്രോൺ ഭീതി; മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു അല്ലു അർജുൻ നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് മലയാളത്തിൻറെ പ്രിയ നായകൻ ഫഹദ് ഫാസിൽ: ക്യാരക്ടർ പോസ്റ്റർ പുറത്ത്; മേക്കോവറിൽ അമ്പരന്ന് പ്രേക്ഷകർ Kerala Speaks അല്ലു അർജുൻ നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പുഷ്പയിൽ വില്ലനായി എത്തുന്നത് മലയാളത്തിൻറെ പ്രിയ നായകൻ ഫഹദ് ഫാസിൽ: ക്യാരക്ടർ പോസ്റ്റർ പുറത്ത്; മേക്കോവറിൽ അമ്പരന്ന് പ്രേക്ഷകർ. ആര്യ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത അല്ലു അര്‍ജുന്‍ ചിത്രത്തില്‍ വില്ലന്‍ ഫഹദ് ഫാസില്‍. അല്ലു അര്‍ജുന്റെ വില്ലനായി എത്തുന്ന ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘പുഷ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദിന്റെ വില്ലന്‍ കഥാപാത്രത്തിന് നായകനോളം പോന്ന റോള്‍ തന്നെയാണ് ഉള്ളത്. കിടിലന്‍ വില്ലന്‍ ലുക്കുമായി തന്നെയാണ് താരം ക്യാരക്ടര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മേക്കോവര്‍ കണ്ടാല്‍ ആരും ഒന്ന് അമ്ബരക്കും വിധമുള്ള മുഖഭാവമാണ് ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്. ബന്‍വാര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. ചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്റെ നായകവേഷം. 250 കോടി രൂപയുടെ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വമ്ബന്‍ ഹിറ്റാകുമെന്ന കണക്കുകൂട്ടലിലാണ് താരപ്രേമികള്‍. 70 കോടി രൂപയാണ് അല്ലുഅര്‍ജുന്റെ പ്രതിഫലം.മൈത്ര മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറുമാണ് പുഷ്പയുടെ നിര്‍മാതാക്കള്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത് ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleമൂലയ്ക്ക് മാറിയിരുന്ന് ചർച്ച നടത്തി അല്ല ലിസ്റ്റ് പ്രഖ്യാപിച്ചത്; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് പ്രഖ്യാപിക്കാൻ അല്ല താനും കെ സുധാകരനും പദവികളിൽ ഇരിക്കുന്നത്: രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. Next articleസീറോ മലബാർ സഭയുടെ ഏകീകരിച്ച കുർബാനക്രമം: പ്രധാന മാറ്റങ്ങളും വിശദാംശങ്ങളും വായിക്കാം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ഫാമിലി ചലച്ചിത്രം ഹോമിലെ ഡിലീറ്റഡ് സീനുകൾ ഇവിടെ കാണാം: വീഡിയോ കാണുക. “എൻറെ അപ്പനെ കൊന്നവൻ പൊതുജനത്തിനു മുന്നിൽ ഹീറോ ആകുമോ എന്ന ഭയം എനിക്കുണ്ട്.”: ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് സിനിമയുടെ പ്രമോഷൻ എതിരെ വ്യാപക വിമർശനം. ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനവുമായി ആരാധിക: നൃത്തം ചെയ്യുന്നതിനിടെ കാൽ വിരലുകൾ കൊണ്ട് താരത്തിൻറെ ചിത്രം വരച്ചു; വീഡിയോ ദൃശ്യങ്ങൾ കാണാം. ഫഹദ് ഫാസിൽ ചിത്രം മാലിക് ഗോഡ്ഫാദറിനുള്ള ഇന്ത്യൻ മറുപടി: പ്രശംസയുമായി സംവിധായകൻ രൂപേഷ് പീതാംബരൻ. ഫഹദ് ഫാസിൽ ചിത്രം “മാലിക്” ഒ ടി ടി റിലീസിന്; ജൂലൈ 15ന് ആമസോൺ പ്രൈമിൽ ലഭ്യമാകും. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം: “ബ്രോ ഡാഡിയുടെ” പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്. മൊബൈൽ ഫോണിന്റെ ചാർജർ ചൂടായി ഉരുകി ചവിട്ടിയിലേക്ക് വീണതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യത്തെ സംശയം ലൈഫ് മിഷന്‍ വിവാദം പ്രതിഫലിക്കുമോ? വടക്കാഞ്ചേരി ആര് നേടും, സര്‍വേ ഫലം ഇങ്ങനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് ജയിച്ച ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. അതും വേറും 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇത്തവണ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണെങ്കിലും മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു അനില്‍ അക്കര പറഞ്ഞിരുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനാണെന്നാണ് സര്‍വേ പറയുന്നത്. കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നോ ഈ 10 മണ്ഡലങ്ങളില്‍ തീപാറും കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പ് ചൂട് മാത്രമല്ല, കോളിളക്കം സൃഷ്‌ടിച്ച വിവാദങ്ങള്‍ അടക്കമുള്ള പ്രതിന്ധികളും മറികടന്നേ ഇവിടെ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനാകൂ. ഉപതെരെഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രി; വടക്കാഞ്ചേരി എന്ന മുരളിയുടെ ദു:സ്വപ്‍നം! നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ വ്യക്തിയെന്ന ഖ്യാതി സാക്ഷാല്‍ കെ മുരളീധരന് സ്വന്തം. മാത്രമല്ല കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനുടമയും കെ മുരളീധരൻ തന്നെ. ആ കഥകള്‍ ഇങ്ങനെ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍! ശ്വാസമടക്കിക്കണ്ട വോട്ടെണ്ണല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ കണ്ട 10 നിയോജനമണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിന് ബലമുണ്ടോ? കൂടുതൽ പരിശോധനകള്‍ക്കായി വിജിലൻസ് സംഘം ഇന്നെത്തും വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസിന്‍റെ പരിശോധന ഇന്നും നടക്കും. കഴി‍ഞ്ഞ ദിവസം നടന്ന പരിശോധന പൂർത്തിയാവാത്തതിനെത്തുടർന്നാണ് തീരുമാനം വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ്; വിജിലൻസിന്റെ പരിശോധന തുടരും ക്വാളിറ്റി കണ്ട്രോൾ വിഭാഗം മേധാവി എം.സുമയുടെ നേതൃത്വത്തിൽ തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ, പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ. ലൈഫ് മിഷൻ പദ്ധതി എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി: ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധസംഘം ലൈഫ് മിഷനിലെ എഞ്ചിനീയറും പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിൽ അംഗങ്ങളായിരിക്കും. നിർമാണത്തിന്‍റെ ബലത്തിൽ സംശയമുണ്ടെന്ന് വടക്കാഞ്ചേരിയിൽ 'ലൈഫ്' വോട്ടാകുമോ? അനാവശ്യവിവാദമെന്ന് എല്‍ഡിഎഫ്, പ്രതീക്ഷയോടെ യുഡിഎഫും ബിജെപിയും വടക്കാഞ്ചേരി നഗരസഭയില്‍ ആകെയുളള 41 സീറ്റില്‍ എല്‍ഡിഎഫ് 25, യുഡിഎഫ് 15, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭാ‍തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ലൈഫ് മിഷൻ തന്നെയാണെന്ന കാര്യത്തില്‍ ഒരു മുന്നണിയ്ക്കും തര്‍ക്കമില്ല ലൈഫ് മിഷനിലെ റെഡ് ക്രസന്‍റ് ഇടപാട്: ക്രമക്കെടുണ്ടെങ്കില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമ്മാണത്തിൻ്റെ വിവാദത്തിൽ ലൈഫ് പദ്ധതിയെ ആകെ എതിർക്കാൻ ചിലർ തയ്യാറായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ വടക്കാഞ്ചേരിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഗുരുതര ആരോപണവുമായി അനില്‍ അക്കര എംഎല്‍എ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വടക്കാഞ്ചേരിയില്‍ ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്ത 2019 ജൂലൈ 11ലെ യോഗത്തിന്റെ മിനിറ്റ്‌സാണ് നശിപ്പിക്കപ്പെട്ടത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കുമെന്നാണ് എംഎല്‍എയുടെ വെല്ലുവിളി. 'ലൈഫ് മിഷൻ പദ്ധതിയിലെ വിദേശസഹായത്തിന് കേന്ദ്രാനുമതി തേടിയിട്ടില്ല വിദേശകാര്യസെക്രട്ടറി ദില്ലിയിൽ ചേർന്ന വിദേശകാര്യസ്ഥിരം സമിതിയാണ് ലൈഫ് മിഷൻ വഴിയുള്ള പദ്ധതിയെ സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയത്. യോഗത്തിന്‍റെ അജണ്ടയിൽ ഇതുണ്ടായിരുന്നില്ലെങ്കിലും കേരളത്തിൽ നിന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വിദഗ്ധ സമിതി പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി അനിൽ അക്കര നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അനിൽ അക്കരയുടെ പരാതി. പരാതി കമ്മീഷൻ ഇന്ന് പരിഗണിക്കും. ലൈഫ് മിഷൻ റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ടത് അടക്കമുള്ള യോഗങ്ങൾക്ക് മിനിട്സുമില്ല യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്‍റ് ആണെന്നാണ് ലൈഫ് മിഷൻ സിഇഒ യു വി ജോസ് മറുപടി നൽകുന്നത്. കരാർ ഒപ്പു വയ്ക്കുന്നതും അതിന് മുമ്പും നടന്ന യോഗങ്ങൾക്കൊന്നും മിനുട്സുണ്ടായിരുന്നില്ല. Issues in MacBook Pro എസ്.ഡി കാര്‍ഡുകള്‍ വില്ലനാകുന്നു; പുതിയ മാക്ബുക്ക് പ്രോ മോഡലുകള്‍ക്ക് പ്രശ്‌നങ്ങള്‍ Tejas Release Date ഫൈറ്റര്‍ പൈലറ്റ് ആയി കങ്കണ തേജസ്' റിലീസ് തീയതി പ്രഖ്യാപിച്ചു Xiaomi Offer Sale ഷവോമിയുടെ വെടിക്കെട്ട് വില്‍പ്പന: മിക്ക മോഡലുകള്‍ക്കും വന്‍ ഡിസ്‌ക്കൗണ്ട് പാലോട് വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നു; പ്രതികളെ പിടിക്കാന്‍ വനം വകുപ്പ് കുപ്രസിദ്ധ വേട്ടക്കാരന്‍ 'മൗഗ്ലി' നാരായണന്‍ അറസ്റ്റില്‍ Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? ഒമിക്രോണ്‍: പരിഭ്രാന്തി വേണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍, കാണാം അമേരിക്ക ഈ ആഴ്ച ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നമ്മൾ സ്നേഹിക്കുന്ന എംവിആറിന്റെ മകനാണ് നികേഷ്; വൈരാഗ്യബുദ്ധിയോടെ കാണണ്ട, അതങ്ങ് പൊറുക്കാം; ചാനൽ ചർച്ചയിലെ തർക്കത്തിൽ കെ. സുധാകരൻ തിരുവനന്തപുരം: റിപ്പോർട്ടർ ചാനൽ എഡിറ്റർ എംവി നികേഷ്കുമാറിനെതിരെ പ്രതികരിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ. നികേഷ് കുമാറും കെ സുധാകരനുമായുള്ള ചാനൽ ചർച്ചയ്ക്കിടെ നടന്ന വാഗ്വാദവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. ''കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്. ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത് കെ സുധാകരൻ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലുമായി ഞാന്‍ നടത്തിയ അഭിമുഖത്തില്‍ ശ്രീ. നികേഷും ഞാനും തമ്മില്‍ ഉണ്ടായ വാഗ്വാദം നിങ്ങള്‍ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ചര്‍ച്ചയില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സാധാരണമാണ്. പ്രതികാരബുദ്ധിയോടു കൂടി നമുക്ക് ആ പ്രശ്‌നത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല. കുട്ടിക്കാലം മുതല്‍ എനിക്ക് അറിയാവുന്ന വ്യക്തിയാണ് ശ്രീ.നികേഷ്. ഞാനും നിങ്ങളുമൊക്കെ സ്‌നേഹിക്കുന്ന എം വി ആറിന്റെ മകന്‍, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നാലും ആ തെറ്റ് തിരുത്തിക്കാനും സഹിക്കാനുമുള്ള ബാധ്യതയും, കടപ്പാടും നമുക്ക് ഉണ്ട്. ആ സംവാദത്തില്‍ ഞാന്‍ മറുപടി പറഞ്ഞ തോടുകൂടി ആ കാര്യം ഞാന്‍ മറന്നു. അതിനെ ഒരു പ്രതികാരവാഞ്ചയോടു കൂടി അതിനെ നോക്കി കാണേണ്ടതില്ല. പ്രതികാരം തീര്‍ക്കുന്ന സംഭവമായി അതിനെ മാറ്റരുത്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ സ്വാഭാവികമാണ്, അതിനെ ഒരു വൈരാഗ്യബുദ്ധിയോടു കൂടി നോക്കി കാണുന്നത് ശരിയല്ല. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ സ്‌നേഹപൂര്‍വ്വം പറയുന്നു അതങ്ങ് മറക്കാം. അതങ്ങ് പൊറുക്കാം. അതിനപ്പുറത്ത് ഒരു വേട്ടയാടല്‍ ഒരിക്കലും ശരിയല്ല. ആ സംഭവം മനസ്സില്‍ വെച്ച് ശ്രീ. നികേഷിനെതിരെ പ്രതികരിക്കുന്ന എന്റെ പ്രിയപ്പെട്ടവരോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അത് ആവര്‍ത്തിക്കരുത്. അതില്‍ നിന്ന് പിന്തിരിയണം. എന്റെ ഈ വാക്കുകള്‍ നിങ്ങള്‍ അനുസരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് വായിക്കുന്ന ഓരോ ആളും ഈ നിമിഷം മുതല്‍ പിന്തിരിയണം. ഇത് പോലുള്ള അന്തരീക്ഷം ഉണ്ടാകുമ്പോള്‍ സഹനശക്തിയോടു കൂടി അത് ശ്രവിക്കാനും അത് ഉള്‍കൊള്ളാനും നമുക്ക് സാധിക്കണം. ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ഓരോ മത്സരത്തിനും തൊട്ടുമുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുമായിരുന്നു; കാരണം വെളിപ്പെടുത്തി… യുഗാന്ത്യം: എ ബി ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് മതിയാക്കുന്നു; ഐപിഎല്ലിൽ നിന്നും വിരമിച്ചു വിക്കിപീഡിയ സ്ഥാപകൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ലേലത്തിന് സ്ട്രോബറി ഐമാക്കിന് മോഹവില ട്വിറ്ററും ‍ഇനി ഇന്ത്യൻ കൈകളിൽ; സിഇഒ സ്ഥാനത്തേക്ക് പരാഗ് അഗർവാൾ അഡ്മിന്‍മാര്‍ക്ക് ശുക്രദശ,കിടിലന്‍ മാറ്റവുമായി വരുന്നു വാട്സ് ആപ് ഫോണിൽ വെള്ളം കയറിയാൽ പെട്ടെന്ന് ചെയ്യേണ്ടത് ഇതാണ് … E-ആധാർ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം,വഴി ഇതാ അബുദാബിയിൽ ഡ്രൈവറില്ലാ ടാക്‌സികൾ ഉടൻ നിരത്തിലിറങ്ങും ടാറ്റ പഞ്ച് തേടുന്നവര്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ച മൂന്നുകാര്യങ്ങള്‍ക്കുള്ള മറുപടി പറക്കും ബൈക്കുകളുമായി ജപ്പാന്‍ സ്റ്റാര്‍ട്ട്അപ് കമ്പനി മഴക്കാലത്ത് വണ്ടിയോടിക്കുമ്പോൾ നിശ്ചയമായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ വാഴപ്പിണ്ടി വെറുതെ കളയല്ലേ … എളുപ്പത്തിൽ രുചികരമായ ജ്യൂസുണ്ടാക്കാം ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോൾ കുഞ്ഞിന്റെ മുഖത്തെ ഭാവം… ഹൃദയം തൊടും വീഡിയോ പോരുവഴി ശാസ്താംനട കശുവണ്ടി ഫാക്ടറിയുടെ ഷെഡും ചിമ്മിനിയും തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം തുടർക്കഥ,പുതിയ വീഡിയോ കുണ്ടറയില്‍ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച അപകടത്തില്‍ രണ്ടാമത്തെയാളും മരിച്ചു,അപകട ദൃശ്യം പുറത്ത് എജ്ജാതി ഹോട്ട്ലുക്ക് ഇപ്പോ സാനിയയുടെ വീഡിയോയും വൈറൽ ആനയടി, പുന്നമൂട് റോഡ് അപകടങ്ങള്‍ തരുന്നപാഠം Home News Kerala കേരള സർവകലാശാല ഏറ്റവും പുതിയ അറിയിപ്പുകൾ കേരള സർവകലാശാല ഏറ്റവും പുതിയ അറിയിപ്പുകൾ ബിരുദ പ്രവേശനം 2021 രണ്ടാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നവംബര്‍ 01 മുതല്‍ 03 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് നവംബര്‍ 03 നുള്ളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. നവംബര്‍ 03 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക. പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. അഡ്മിഷൻ എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. യു.ജി പ്രവേശനം 2021സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം – സപ്ലിമെന്ററി ലിസ്റ്റ് കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. ആന്വല്‍ സ്‌കീം സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍ വരെ 2013 അഡ്മിഷന്‍ (വിദൂരവിദ്യാഭ്യാസവിഭാഗം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാലയുടെ പാര്‍ട്ട് ഒന്ന് രണ്ട് ഏപ്രില്‍ 2021 സെഷന്‍ ബി.എ. ആന്വല്‍ സ്‌കീം പരീക്ഷകള്‍ നവംബര്‍ 15 – ാം തീയതിയും, ബി.എ. ആന്വല്‍ സ്‌കീം അഫ്‌സല്‍ ഉല്‍-ഉലാമ പാര്‍ട്ട് ഒന്ന് രണ്ട് ഏപ്രില്‍ 2021 സെഷന്‍ പരീക്ഷകള്‍ നവംബര്‍ 16 – ാം തീയതി ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളസര്‍വകലാശാല 2021 നവംബര്‍ 9 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി – (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാല 2021 നവംബര്‍ 8 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ അഞ്ച് വര്‍ഷ എം.ബി.എ ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം. – എം.എ.എം 2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. കേരളസര്‍വകലാശാലയുടെ 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ ബി.എസ്‌സി ബി.കോം.ഡിഗ്രി പരീക്ഷയ്ക്ക് 2016 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അവസരം കൂടി അനുവദിച്ചിരിക്കുന്നു. ഈ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 1 മുതല്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 10 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം എം.എ.എച്ച്.ആര്‍.എം. – പ്രവേശന പരീക്ഷ – പുതുക്കിയ ടൈംടേബിള്‍ കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കാട്ടാക്കട വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് എന്നീ കോളേജുകളിലേക്കുളള എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം എം.എ.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ നവംബര്‍ 3 മുതല്‍ പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020 – 2021 അദ്ധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പള്‍മാരുടെ ശുപാര്‍ശയോടെ 1050 രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ നവംബര്‍ 30 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575 രൂപ കൂടി അടയ്‌ക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി എസ്.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 1 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245. കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം എം.എ.ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, ഫിലോസഫി, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂരിയല്‍ സയന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ് എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് Previous articleവീട് തീവച്ച് നശിപ്പിച്ച യുവാവ് പോലീസ് പിടിയിലായി കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 4/12/21 കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 3/12/21 കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 2 12 21 കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 30/11/21 കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 28/11/21 കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 27/11/21 മൊറട്ടോറിയം കാലാവധി നീട്ടണമെന്ന വിഷയത്തില്‍ ഇടപെടില്ല: ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സാമ്പത്തിക മേഖ ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. സാമ്പത്തിക മേഖലയില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ മൊറട്ടോറിയം കാലയളവില്‍ ബാങ്കുകള്‍ കൂട്ടുപലിശ ഈടാക്കരുതെന്നും അങ്ങനെ ഈടാക്കിയത് ബാങ്കുകള്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോവിഡ് സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. പിന്നീട് മൂന്നു മാസംകൂടി നീട്ടിനല്‍കിയിരുന്നു. ഇത് തുടര്‍ന്നും നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ആര ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് ഈ വിവരം സ്ഥിരീ ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം തൃശൂര്‍: ഈ വര്‍ഷം തൃശൂര്‍പൂരം നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യേ തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ത് ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ടു വർഷം തടവ്, അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കി യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ക മൊറട്ടോറിയം കാലാവധി നീട്ടണമെന്ന വിഷയത്തില്‍ ഇടപെടില്ല: ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി മഹാരാഷ്ട്രയില്‍ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഗ്നിബാധ: പത്തു രോഗികള്‍ വെന്തു മരിച്ചു മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ. പത്തു രോഗികള്‍ വെന്തു മരിച്ചു. അഹമ്മദ് നഗറിലെ സിവില്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. കോവിഡ് 19 തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പതിനേഴ് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ആര ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു മുംബൈ: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ കിരണ്‍ ഖേറിന് രക്താര്‍ബുദം സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവും നടനുമായ അനുപം ഖേറാണ് ഈ വിവരം സ്ഥിരീ ഈ വര്‍ഷത്തെ തൃശൂര്‍പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ തീരുമാനം തൃശൂര്‍: ഈ വര്‍ഷം തൃശൂര്‍പൂരം നടത്താന്‍ തീരുമാനമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനാണ് തീരുമാനം. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യേ തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ത് ശബരിമലയിൽ ആചാരം ലംഘിച്ചാൽ രണ്ടു വർഷം തടവ്, അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന നിയമത്തിൻ്റെ കരട് പുറത്തുവിട്ട് കോൺഗ്രസ് തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കി യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ ശബരിമലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ക മഹാരാഷ്ട്രയില്‍ അഹമ്മദ് നഗര്‍ സിവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അഗ്നിബാധ: പത്തു രോഗികള്‍ വെന്തു മരിച്ചു വീഡിയോഗ്രാഫര്‍മാര്‍ വെഡ്ഡിങ്ങ് പ്ലാനേഴ്സ് ഡെക്കറേറ്റേഴ്സ് സ്റ്റൈലിസ്റ്റുകള്‍ ജ്യോതിഷികള്‍ ബൊക്കെകള്‍ ആക്സസറികള്‍ വാടക പന്തല്‍ ബാന്‍ഡ്സ് ഡിജെ കോറിയോഗ്രാഫേഴ്സ് കേറ്ററിങ്ങ് കേക്കുകള്‍ മറ്റുള്ളവ കോട്ടയം: പത്തു വയസ്സുകാരിയെ നാലു മാസമായി പീഡിപ്പിച്ച കേസിൽ 74 കാരൻ അറസ്റ്റിൽ. ചിങ്ങവനം പോലീസ് സ്റ്റേഷന പരിധിയിലാണ് അതിക്രൂരമായ പീഡനം നടന്നത്.സംഭവത്തിൽ 74 കാരനായ വൃദ്ധന്‍ ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. പലചരക്ക് കടയുടമയായ യോഗി ദാസൻ കടയില്‍ എത്തിയ സമയത്താണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി യോഗി ദാസനെ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പീഡന വിവരം ആരോടും പറയരുത് എന്ന് പറഞ്ഞു കുട്ടിക്ക് മുട്ടായി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത് എന്ന് പോലീസ് കണ്ടെത്തി. ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഇയാൾക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. കുട്ടി മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കള്‍ക്ക് ഒരു സംശയം തോന്നിയത്. തുടർന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോൾ കുട്ടി പീഡനത്തെ കുറിച്ച് രാജ്ഷിതാക്കളോട് പറഞ്ഞു. 74 കാരനായ വൃദ്ധന്‍ ലൈംഗികമായി ആക്രമിച്ചത് പോലെ പെണ്‍കുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക പീഡനത്തിന് ഇരയായ കൊച്ചുകുട്ടിക്കും ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെയാണ് കുട്ടിക്ക് വിവരങ്ങള്‍ നേരിട്ട് രക്ഷിതാക്കളെ അറിയിക്കാന്‍ സാധിക്കാതിരുന്നത്. സംഭവത്തില്‍ അറസ്റ്റിലായ കുറിച്ചി സ്വദേശി യോഗീദാസനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്. Previous: 🌌ആഢംബരക്കപ്പലിലെ ലഹരി ഉപയോഗം; ഇടപാടുകൾ നടന്നത് ഡാര്‍ക്ക് നെറ്റിലൂടെ❗️ Next: അമിത് ഷാ ഇന്ന് കശ്മീരിൽ; പുൽവാമ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കും Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 എല്ലാ ഉപഭോക്താക്കളും തീർച്ചയായു൦ ജിയൊ യിൽ ചേരണം എന്നാലേ ഇവൻമാരൊക്കെ പടിക്കു പ്രമുഖ നടന്മാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ മിന്നൽ പരിശോധന പ്രമുഖ നടന്മാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ മിന്നൽ പരിശോധന തൃത്തല്ലൂരിൽ 28 ലിറ്റർ വ്യാജമദ്യം പിടികൂടി. തൃത്തല്ലൂരിൽ 28 ലിറ്റർ വ്യാജമദ്യം പിടികൂടി. വിക്കി കൗശൽ – കത്രീന കൈഫ് വിവാഹത്തിന് അതിഥികൾക്ക് രഹസ്യ കോഡ് വിക്കി കൗശൽ – കത്രീന കൈഫ് വിവാഹത്തിന് അതിഥികൾക്ക് രഹസ്യ കോഡ് സിസിടിവി സ്ഥാപിച്ച് പരസ്പരം നിരീക്ഷണം; ഒടുവിൽ കണക്ഷൻ വിച്ഛേദിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് ഭർത്താവിന്റെ കൊലപാതക ശ്രമം. സിസിടിവി സ്ഥാപിച്ച് പരസ്പരം നിരീക്ഷണം; ഒടുവിൽ കണക്ഷൻ വിച്ഛേദിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് ഭർത്താവിന്റെ കൊലപാതക ശ്രമം. ലോകത്തെ ഏറ്റവും വലിയ 'ക്രിസ്ത്യന്‍ പീഡക'രിലൊരാൾ നരേന്ദ്ര മോദി; റിപ്പോർട്ടുകൾ പുറത്തു വിട്ട് ആഗോള സംഘടനകൾ MalluChronicle ലോകത്തെ ഏറ്റവും വലിയ ‘ക്രിസ്ത്യന്‍ പീഡക’രിലൊരാൾ നരേന്ദ്ര മോദി; റിപ്പോർട്ടുകൾ പുറത്തു വിട്ട് ആഗോള സംഘടനകൾ ലോകത്തെ ഏറ്റവും വലിയ ‘ക്രിസ്ത്യന്‍ പീഡക’രിലൊരാൾ നരേന്ദ്ര മോദി; റിപ്പോർട്ടുകൾ പുറത്തു വിട്ട് ആഗോള സംഘടനകൾ മോദിയുടെ ഹിന്ദുത്വ, സംഘപരിവാര്‍ ആശയ ശാസ്ത്രത്തെ സംഘടന താലിബാനോടും ബൊക്കൊ ഹറാമിനോടുമാണ് താരതമ്യപ്പെടുത്തിയത്. ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘2021ലെ ക്രിസ്ത്യന്‍ പ്രോസിക്യൂട്ടര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. മോദിയുടെ ഹിന്ദുത്വ, സംഘപരിവാര്‍ ആശയ ശാസ്ത്രത്തെ സംഘടന താലിബാനോടും ബൊക്കൊ ഹറാമിനോടുമാണ് താരതമ്യപ്പെടുത്തിയത്. ”ബഹുസ്വരമായ ഇന്ത്യന്‍ സമൂഹത്തെ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഹിന്ദു ദേശരാഷ്ട്രമായി പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിസ്സമ്മതങ്ങളെയും ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്”- ഗ്ലോബല്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. അമേരിക്കയോടും മറ്റ് സഖ്യകക്ഷികളോടും മോദിക്കും സര്‍ക്കാരിലെ പ്രമുഖര്‍ക്കും ഉപരോധവും വിസ നിയന്ത്രണവും ഏര്‍പ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. Previous: സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു.. Next: മലപ്പുറത്ത് പന്നി വിളമ്പിയെങ്കിൽ നിങ്ങള്‍ ഡിവൈഎഫ്ഐ‌; ഹലാൽ വിവാദത്തിൽ ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റിനെതിരെ നടന്‍റെ കുറിപ്പ് വൈറൽ.. Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Anonymous on ഇനി ജിയോ തിളങ്ങും എയർടെലും വിയും നിരക്ക് വർധിപ്പിച്ചതിനെതിരെ ഉപഭോക്താക്കൾ November 24, 2021 എല്ലാ ഉപഭോക്താക്കളും തീർച്ചയായു൦ ജിയൊ യിൽ ചേരണം എന്നാലേ ഇവൻമാരൊക്കെ പടിക്കു ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ചേർന്ന് നാടകീയമായി പിടികൂടി ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന യുവാവിനെ പൊലീസും ചേർന്ന് നാടകീയമായി പിടികൂടി "ഡീയേ ഞാൻ ശേഖരന്റെ വീട് വരെയൊന്നു പോകുവാ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞിട്ട് രാമൻകുട്ടി എഴുന്നേറ്റു അയാളുടെ സംസാരം കേട്ടു ഭാര്യ ഉമ്മറത്തേക്ക് വന്നു നിങ്ങൾ ചങ്കും കരളും അല്ലേ ചെല്ല് ചിരിയോടെ അവർ പറഞ്ഞു സാഗമോള് ഒറ്റക്കേയുള്ളെടീ അവൾക്ക് സുഖം ഇല്ലാതിരിക്കുവാ..ഇടക്കൊന്നു നോക്കിക്കോണേന്ന് ശേഖരൻ വിളിച്ചു പറഞ്ഞു അതുകേട്ടതും അയാളുടെ ഭാര്യയുടെ മുഖം മാറി എങ്കിൽ താമസിക്കാതെ വേഗം ചെല്ലൂ..കാലം പഴയത് പോലെയല്ലാ" പെണ്മക്കളുളള ഒരു അമ്മയുടെ ആധി മുഴുവനും അവരിൽ നിറഞ്ഞു ശരിയാടീ ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാ" രാമൻകുട്ടി വേഗം ഇറങ്ങി നടന്നു എന്തായാലും ഒന്ന് നോക്കിയേക്കാം ഇവിടെ വരെ വന്നതല്ലേ .അങ്ങനെ കരുതി വീടിനു ചുറ്റും നടന്നു..സാഗമോളുടെ മുറി അറിയാം.ജനാല വാതിൽ തുറന്ന് കിടക്കുന്നു അയാൾ അതിലൂടെ അകത്തേക്ക് നോക്കി ഹാളിലെ കാഴ്ചകളും അതിൽ കാണാം പെട്ടെന്ന് അകത്തു നിന്നും ഒരു ഞരക്കവും മൂളലും കേട്ടു..ഒപ്പം സാഗമോളുടെ കരച്ചിലും എന്നെ നാണം കെടുത്തിയത് പോലെ നീയും നാണം കെടണം നാട്ടുകാരുടെ മുന്നിൽ തലവുഴി തുണിയിട്ട് നീയും വീട്ടുകാരും നടക്കണം" അകത്തും നിന്നും ഒരാണിന്റെ മുരൾച്ച കേട്ടതും ഒന്ന് നടുങ്ങിപ്പോയി എന്തായാലും അകത്തുളളവൻ ശത്രുവാണെന്ന് നിമിഷ നേരം കൊണ്ടു ബോദ്ധ്യമായി.. "സാർ എന്നെയൊന്നും ചെയ്യരുതേ പ്ലീസ് അകത്ത് നിന്നും മോളുടെ നെഞ്ച് നീറിയ സ്വരം കാതിൽ വന്നു തട്ടി രാമൻകുട്ടി അടിമുടി വിറച്ചു പോയി ഒരു നിമിഷം കൊണ്ട് അയാൾക്ക് ആളെ മനസ്സിലായി പ്രൊഫസർ വൈഗേഷ് വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കി ഉച്ച സമയത്ത് എത്തിയത് മറ്റുളളവർ ഈ സമയം ശ്രദ്ധിക്കില്ലെന്ന് ഉറപ്പിച്ചു ആയിരുന്നു ആദ്യം കരുതിയത് കതക് ചവിട്ടി പൊളിക്കാമെന്നാണു..ചിലപ്പോൾ പിൻ വാതിലിലൂടെ അവൻ രക്ഷപ്പെട്ടാലോന്നൊരു സംശയം ഉടലെടുത്തതും രാമൻകുട്ടി വേഗം ഓടി അയൽ വീടുകളിലെത്തി ആണുങ്ങളെ വിളിച്ചു കൂട്ടി ഇതേ സമയം കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ വൈഗേഷ് നടുങ്ങിപ്പോയി പെട്ടെന്ന് സ്വയ രക്ഷക്കായി കയ്യിൽ കരുതിയിരുന്ന കത്തി സാഗയുടെ തൊണ്ടക്കുഴിയിൽ മുട്ടിച്ചു അടുക്കരുത് ഇവളെ കൊന്നു കളയും" സാഗയെ വലിച്ചു പൊക്കി കൂടെ ചേർത്തു പിടിച്ചു രാമൻകുട്ടിയുടെ മിഴികളിൽ തീയാളി മോളുടെ അഴിഞ്ഞുലഞ്ഞ മുടിയും സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രങ്ങളും കൂടി കണ്ടതോടെ അയാൾക്ക് പ്രാന്തായി മോളെ കൊന്നിട്ട് ഇത്രയും ആൾക്കാരുടെ മുന്നിൽ നിന്ന് നീ രക്ഷപ്പെടുമോടാ എങ്കിലൊന്നു കാണട്ടെ" രാമൻ കുട്ടി മുന്നോട്ട് വരും തോറും സാഗയുമായി പിന്നിലേക്ക് പേടിയോടെ നീങ്ങി..ഇതേ സമയമാണ് പിന്നിലെ വാതിൽ തകർത്തു കുറച്ചു പേർ അങ്ങോട്ട് വന്നത്.. അതിലൊരാൾ കയ്യിലിരുന്ന വിറകിൽ കക്ഷണത്താൽ വൈഗേഷിന്റെ തലയുടെ പിന്നിൽ ശക്തമായി പ്രഹരിച്ചു..അടിയേറ്റ് അവൻ നിലത്തേക്ക് വീണു അച്ഛേ കരഞ്ഞു കൊണ്ട് സാഗര രാമൻകുട്ടിയിലേക്ക് വീണു ഒന്നൂല്ലെടീ മുത്തേ ഒന്നൂല്ലാ അച്ഛ ഇങ്ങു വന്നില്ലേ കരയാതെ" അവളുടെ അവസ്ഥ മനസ്സിലാക്കി അയാൾ ധൈര്യം പകർന്നു കൊടുത്തു വൈശാഖ്‌ പറയ് അണ്ണാ" ഒരു ചെറുപ്പക്കാരൻ രാമൻകുട്ടിക്ക് അടുത്തേക്ക് വന്നു സാഗമോളുമായി ഇതിനൊരു ബന്ധമുണ്ടാകരുത് മോളുടെ പേരെങ്ങും വരരുത് കുറച്ചു ദിവസം കഴിഞ്ഞു മോളുടെ വിവാഹമാ..അറിയാലോ അറിയാം അണ്ണാ‌..പട്ടാപ്പകൽ മോഷണത്തിനു ശ്രമിച്ചവനെ പിടികൂടി നാട്ടുകാർ കയ്യും കാലും തല്ലിയൊടിച്ചു.. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ കഴിയാത്ത രീതിയിൽ തെളിവുകളും സാക്ഷികളും നമ്മൾ തന്നെയല്ലേ അണ്ണാ" വൈശാഖ്‌ ഒന്നു ചിരിച്ചു എല്ലാവരും കൂടി വൈഗേഷിനെ പിടിച്ചു കിടത്തി..ഇരു കാലിന്റെയും കൈമുട്ടിന്റെയും ചിരട്ടകൾ തച്ചു തകർത്തു അവനിൽ നിന്നും ദയനീയമായ മോങ്ങൽ ഉയർന്നു കേട്ടു അച്ഛ വന്നില്ലായിരുന്നെങ്കിൽ സാഗരക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല ശരീരമാകെയൊരു വിറയിലുണ്ടായി..അവിളിലെ ആ വിറയൽ രാമൻ കുട്ടി തിരിച്ചറിഞ്ഞു ഒന്നൂല്ലെടീ മോളെ..ഒരുത്തൻ വീട്ടിൽ കയറി നാട്ടുകാർ കൈകാര്യം ചെയ്തു പോലിസിൽ ഏൽപ്പിച്ചു അങ്ങനെയെ വരൂ വെറുതെ എന്റെ കുട്ടീടെ പേര് ഇതിൽ വലിച്ചു ഇഴക്കാനില്ല.. "അച്ഛാ മനസ്സിലെ വേദന മറന്നു അവൾ അയാളെ കെട്ടിപ്പിടിച്ചു ഒന്നൂല്ലെടീ പെണ്ണേ അവളെയും കൂട്ടി അയാൾ വീട്ടിലേക്ക് പോയി അവൾക്ക് ഇപ്പോൾ ആശ്വാസം അമ്മയുടെയും കൂടപ്പിറപ്പുകളുടെയും ആണ് ഇത് രണ്ടും വീട്ടിലുണ്ട് രാമൻകുട്ടിയുടെ വീട്ടിൽ ചെന്നതും അവൾക്ക് തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു പോലീസ് എത്തുമ്പോഴേക്കും വൈഗേഷിനെ ഒരു പരുവം ആക്കിയെടുത്തു ആരാണു അവനെ അക്രമിച്ചതെന്ന ചോദ്യത്തിനു ഞങ്ങളാണെന്ന ഒരേ സ്വരത്തിൽ മറുപടി കിട്ടി..ഒടുവിൽ പോലീസ് അവനെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തു നേരെ വീട്ടിലേക്ക് പോരാനായി രാമൻകുട്ടി ശേഖരനെ അറിയിച്ചു അതിനാൽ അവർ അങ്ങോട്ടേക്കാണു വന്നത് എന്തുപറ്റി രാമാ..എവിടെ സാഗമോൾ സേതുവിലും ശേഖരനും ആന്തലുണ്ടായി ഒന്നൂല്ലെടാ നമ്മുടെ മോൾ ഇവിടെ സുരക്ഷിതയായി ഉണ്ട് അവരിലൊരു ആശ്വാസം പടരുന്നത് അയാൾ കണ്ടു..നിറഞ്ഞ മിഴികളോടെ അയാൾ സൗഹൃദത്തെ പുണർന്നു ഞാനും അച്ഛനാടാ രണ്ടു പെണ്മക്കളുടെ..കർമ്മം കൊണ്ട് എന്റെ സാഗമോളുടെയും.എന്താ വേണ്ടിയിരുന്നെന്ന് എനിക്ക് അറിയാം ഒരച്ഛന്റെ മനസ്സ് അവിടെ തെളിഞ്ഞു നിന്നു തുടരും) ………… ഒരു അക്കൌണ്ട് സാധാരണ മോഡിലും മറ്റേ അക്കൌണ്ട് പ്രൈവറ്റ് മോഡിലും (ഫയര്‍ഫോക്സില്‍ Shift Ctrl P, ക്രോമില്‍ Shift Ctrl N) തുറക്കുന്നതാണ് ഒരു പോംവഴി. ഒരു അക്കൌണ്ട് ഫയര്‍ഫോക്സില്‍, മറ്റേത് ക്രോമില്‍ എന്നിങ്ങനെ രണ്ടു ബ്രൌസറുകളിലായി തുറക്കുന്നതാണ് അടുത്ത രീതി. എന്നാല്‍ ഇതിനേക്കാളെല്ലാമെളുപ്പത്തില്‍ പുതിയ ഫയര്‍ഫോക്സില്‍ ഇത് ചെയ്യാം ചിഹ്നമമര്‍ത്തി പുതിയ ടാബെടുക്കുന്നതിനുപകരം File (Alt F New Container Tab എന്ന മെനു എടുത്താല്‍ പേഴ്സണല്‍, വര്‍ക്ക്, ഷോപ്പിങ് തുടങ്ങി പല പേരുകള്‍ കാണാം. വേണ്ടതെടുത്ത് ആ വിഭാഗത്തില്‍പ്പെട്ട ഒരു ടാബ് തുറക്കാം. ഒരു പേഴ്സണല്‍ ടാബില്‍ ലോഗിന്‍ ചെയ്ത അക്കൌണ്ട് മറ്റൊരു പേഴ്സണല്‍ ടാബില്‍ കിട്ടുമെങ്കിലും വര്‍ക്ക്, ഷോപ്പിങ് തുടങ്ങി മറ്റു വിഭാഗങ്ങളിലുള്ള ടാബുകളില്‍ കിട്ടില്ല. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിലെ ഗെയിമുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഫ്രീഡൂം (Freedoom) എന്ന പേര് ശ്രദ്ധയില്‍പ്പെട്ടത്. സ്ക്രീന്‍… ഏറെ നേരം കംപ്യൂട്ടറുപയോഗിക്കുന്നവര്‍ക്കെല്ലാം കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ അസ്വസ്ഥത മുതല്‍ കംപ്യൂട്ടര്‍ വിഷന്‍ … ട്രാക്കര്‍മാര്‍ക്ക് ഇനി തലകറക്കം; ഇതാ, മോസില്ലയുടെ നൂറു ടാബുകള്‍ ഫെയ്സ്ബുക്കില്‍നിന്നും ഗൂഗിളില്‍നിന്നുമെല്ലാമുള്ള സ്ക്രിപ്റ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റിലെ വലിയ പങ്ക് സൈറ്റുകളിലും ഉള്‍പ്പെട്ടിട്ട… എല്ലാ വര്‍ഷവും ജൂലായ് മാസമാണല്ലോ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാറുള്ളത്. അതിനുമുമ്പുതന്നെ ഓര്‍മപ്പെടുത്തലുമായി ആദായനികുതി വ… ഈയിടെ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് കാണാത്തവരുണ്ടാവില്ല. നല്ല കഥയ്ക്കും സവിധാനത്തിനും പുറമെ ജംഗിള്‍ ബുക്കിനെ വലിയൊരു സംഭവമാക്കി മ… വൈറസ്സുകളില്ല എന്നതാണ് പലപ്പോഴും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നത്. വൈറസ്സുകളുടെ കളിസ്ഥലമായ വിന്‍ഡോസ് കാലക്രമേണ പതുക്കെയാവുകയും … ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരെ ട്രാക്ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി sabarimala tractor journey ) അതേസമയം, ശബരിമല ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ ഇഴയുകയാണ്. ഇതര സംസ്ഥാന ഭക്തർ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാർക്കിംഗും വെല്ലുവിളിയാകും. ദേവസ്വ്ം ബോർഡ് അന്നദാനം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റാന്നിയിൽ പത്ത് വർഷം മുൻപ് തുടങ്ങിയ തീർത്ഥാടന വിശ്രമ കേന്ദ്രം അനിശ്ചിതത്വത്തിലാണ്. ബസ് ഉൾപ്പെടെ നിർത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിന്റെ പാർക്കിംഗ് സ്ഥലം ഡിറ്റിപിസി മതിൽ കെട്ടിതിരിച്ചതോടെ എംസി റോഡിൽ തന്നെ വാഹനം ഒതുക്കേണ്ടി വരും. അന്നദാനമണ്ഡപം താത്കാലിക വൈദ്യുി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റൈസേഷൻ പണികൾ പൂർത്തിയാകാനുണ്ട്. റാന്നിയിൽ 2013ൽ ആരംഭിച്ച ബസ് സ്റ്റാൻഡ് കം പിൽഗ്രിം സെന്റർ കാടുകയി കിടക്കുന്നു. എരുമേലി വഴി കാൽനടയായി പോകുന്ന ഭക്തർക്ക് ഉപകാരപ്പെടേണ്ട കേന്ദ്രമാണ് കരാറുകാരനുമായുള്ള തർക്കത്തിലും നിയമക്കുരുക്കിലും മുടങ്ങികിടക്കുന്നത്. Read Also ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു വടശേരിക്കരയിലും പത്തനംതിട്ട നഗരത്തിലുമുള്ള ഇടത്താവളങ്ങളിൽ സജ്ജീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും വിരിവെക്കാൻ കഴിയാത്തതിനാലും ഹോട്ടലുകൾ ലേലത്തിൽ പോകാത്തതിനാലും ഇത്തവണ ഭക്തർ ഏറെയും ആശ്രയിക്കുക ഇടത്താവളങ്ങളെയാകും. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട ശബരിമല വെർച്വൽ ക്യൂ; ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണം; ഇളവ് തേടി ദേവസ്വം ബോർഡ് ശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട; ശബരിമല മാനദണ്ഡം പുതുക്കി പെരിയ ഇരട്ടക്കൊല കേസ്; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍ ശബരിമലയിൽ കൂടുതൽ ഇളവുകൾ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും ആദിവാസി കുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടല്‍; മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം (24 Impact) കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിക്ക് ശിക്ഷാ ഇളവ്; 20 വര്‍ഷം തടവ് 10 വര്‍ഷമായി കുറച്ചു കനത്ത മഴയും വെള്ളപ്പൊക്കവും; മധ്യ വിയറ്റ്നാമിൽ 10 മരണം ടീമിനായി പ്രതിഫലം വെട്ടിക്കുറച്ച് ധോണിയും കോലിയും രാഹുലിനെ നിലനിർത്താൻ ശ്രമിച്ചിരുന്നു: അനിൽ കുംബ്ലെ കെ-റെയിലിനെ എതിര്‍ക്കുന്ന നിലപാട് ശരിയല്ല; പ്രകടന പത്രികയിലെ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് എ വിജയരാഘവന്‍ സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള ലീഗ് നീക്കം അപകടകരം; വർഗീയ ചേരി തിരിവിനും മത ധ്രുവീകരണത്തിനും ഇടയാക്കും: സിപിഐഎം Kochi Metro‍ മെട്രോ പില്ലറില്‍ കാറിടിച്ച് മറിഞ്ഞ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത Saint Andrew's Day സെന്റ് ആൻഡ്രൂസ് ദിനം സ്കോട്ട്ലൻഡിന്റെ പതാക ദിനമായി അറിയപ്പെടുന്നത് എന്തുകൊണ്ട്? Parag Agrawal ഐഐടി ബോംബെയില്‍ നിന്ന് ട്വിറ്റര്‍ തലപ്പത്തേക്ക്; പരാഗ് അഗർവാളിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ Ballon d'Or അയാൾ പറഞ്ഞത് കളവ്; ബാലൺ ഡി ഓർ എഡിറ്റർക്കെതിരെ ആഞ്ഞടിച്ച് റൊണാൾഡോ Ayyappanum Koshiyum രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണമ്മയും അയ്യപ്പൻ നായരും വീണ്ടും കണ്ടുമുട്ടി ആലത്തൂർ: മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ട തരൂരിലെ പാടശേഖരങ്ങളിൽ ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ സന്ദർശനം നടത്തി. പാടശേഖര സമിതി പ്രതിനിധികളായ ശിവനാരായണൻ, ശശി തരൂർ, അബ്ദുൾ ഖാദർ, മുഹമ്മദ്, അബ്ദുൾ ഷക്കീർ, സിദ്ധീഖ് എന്നിവരുമായി സംസാരിച്ചു. തരൂർ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എം. സഹദ്, മുൻ പ്രസിഡന്‍റ് ആർ.എൻ. വിജയകുമാർ, പഞ്ചായത്തംഗം പി. മനോജ് കുമാർ, സൈനുദ്ദീൻ കോഴിക്കാട്, ശശി ചമ്മിണി എന്നിവരും സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മഴമൂലം വ്യാപകമായി നെൽകൃഷി നശിച്ചിരുന്നു. കർഷകർ ആവശ്യപ്പെട്ട സമയത്ത് കൊയ്ത്തു യന്ത്രം ലഭ്യമാകാതിരുന്നതു മൂലം നഷ്ടത്തിന്‍റെ തോതു വർധിച്ചു. തരൂർ പഞ്ചായത്തിൽ 40 ഹെക്ടറിൽ അധികം കൃഷി നശിച്ചതായും 70 ലക്ഷം രൂപയുടെ ഉത്പാദന നഷ്ടം ഉണ്ടായതായും കർഷകർ പരാതിപ്പെട്ടു. മേഖലയിൽ നെല്ല് സംഭരണം ഉൗർജിതമാക്കാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം കർഷകർക്ക് വിതരണം നടത്തണമെന്നും അടുത്ത കൃഷിക്കുള്ള വിത്തും വളവും ലഭ്യമാക്കണമെന്നും എ.തങ്കപ്പൻ ആവശ്യപ്പെട്ടു. മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ പാലക്കാട് സിംഗിൾ ഫേസ് ഹൗസ് കണക്ഷന് ഓരോ മാസവും ബില്ല് അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്ര പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ 2020 വിജയിച്ചവർക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ട അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി പാലത്തിങ്ങൽ അലി ഷൊർണൂർ: അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി ഇവിടെ ഒരാൾ. പട്ടാന്പി പാലത്തിങ്ങൽ അലി (61) എവിടെ അപക എടത്തനാട്ടുകര നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ ഓറിയന അട്ടപ്പാടി ശിശു മരണം: പ്രതിപക്ഷ നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും അഗളി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അട്ടപ്പാടിയിൽ സന്ദർശനം നടത്തും. അ റബർ കൃഷി സബ്സിഡി അപേക്ഷസമയം ദീർഘിപ്പിക്കണം: ആർഎഫ്ആർപിഎസ് കുമരംപുത്തൂർ റബർ കൃഷി സബ്സിഡി അപേക്ഷ സമയം ദീർഘിപ്പിക്കണമെന്ന് മണ്ണാർക്കാട് റീജിയണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂ അട്ടപ്പാടിക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു അഗളി: തുടരെയുള്ള ശിശു മരണങ്ങളും അരിവാൾരോഗ വ്യാപനവും ഭീതി പരത്തുന്ന സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിലേക്ക് കല്ലടിക്കോട്: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഉൗട്ടുപുരയുടെ ഉദ്ഘ മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനം ഡിസിസി സെക്രട്ടറി മണ്ണാർക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്‍റർ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ സെമിനാ വടക്കഞ്ചേരി: വണ്ടാഴി കൃഷി ഭവനിൽ മുന്തിയ ഇനം ലെയർ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്. പേര, നാരങ്ങ, മാതളം, പ്ലാവ് (തേൻ വരിക്ക പച ഡോ.കെ. രമാദേവി ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു പാലക്കാട്: ജില്ലയിലെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ.കെ. രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ 2016 പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ പറന്പിക്കുളത്ത് സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധന രോഗനിർണയ ക്യ പാലക്കാട്: കുമരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ അസൽ രേ പാലക്കാട്: പട്ടാന്പിയിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ആണ്‍, പെണ്‍ തിരിയാ പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് എം.ടെക് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് പാലക്കാട്: മലന്പുഴ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പന്പിംഗ് ടെസ്റ്റ് നടപ്പാക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു. പാലക്കാട്: ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ആന്‍റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്‍റിംഗ് ടെക്നോള പാലക്കാട്: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ റോഡ് സെക്ഷൻ ഒന്നാം നന്പർ കാര്യാലയത്തിന്‍റെ പരിധിയിലെ റോഡുക പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേരും. ബന്ധപ് മലന്പുഴ: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന വൈദ്യുതി അലനല്ലൂർ: അലനല്ലൂർ കേന്ദ്രീകരിച്ച് സബ് ട്രഷറി സ്ഥാപിക്കണമെന്ന് കെഎസ്ടിഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എടത്തനാട്ടു വിളകൾ നശിപ്പിച്ച് വ്യവസായ പാർക്ക്! കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് പാലൊഴുകുന്ന റബർ തോട്ടങ്ങളും പച്ച തുരുത്തുകളും വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് നിറയെ പാൽ ഒഴുകുന്ന റബർ തോട്ടങ്ങൾ. നാലു മണിക്കൂറിനു വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിലെ റബർ തോട്ടങ്ങളിൽ പുലിയുടെ വിളയാട്ടം. കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കി പാലക്കാട് അഷ്ടവക്രാസനയിൽ നിലവിലെ ഗിന്നസ് റിക്കാർഡ് മറികടന്ന് പ്രഖ്യ. ഇന്നലെ ധോണി ലീഡ് കോളജിൽ വച്ചായിരുന്നു പ്രഖ ഗൂളിക്കടവ് ജംഗ്ഷനിൽ ഭിക്ഷാടനം നടത്തി കോണ്‍ഗ്രസിന്‍റെ യാചന സമരം മണ്ണാർക്കാട് ചിന്നതടാകം റോഡ് നവീകരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും അട്ടപ്പാടിയിൽ വ കുടിൽകെട്ടി സമരം അന്പത്് ദിവസം പിന്നിട്ടു മുതലമട: ഗ്രാമപഞ്ചായത്തിനു മുന്നിൽ ഗോവിന്ദാപുരം ദളിത് സംരക്ഷണ സമിതി നടത്തി വരുന്ന കുടിൽകെട്ടി സമരം അൻപത് ദിവസം വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസന തിയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെ മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ പാലക്കാട് സിംഗിൾ ഫേസ് ഹൗസ് കണക്ഷന് ഓരോ മാസവും ബില്ല് അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്ര പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ 2020 വിജയിച്ചവർക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ട അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി പാലത്തിങ്ങൽ അലി ഷൊർണൂർ: അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി ഇവിടെ ഒരാൾ. പട്ടാന്പി പാലത്തിങ്ങൽ അലി (61) എവിടെ അപക എടത്തനാട്ടുകര നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ ഓറിയന അട്ടപ്പാടി ശിശു മരണം: പ്രതിപക്ഷ നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും അഗളി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അട്ടപ്പാടിയിൽ സന്ദർശനം നടത്തും. അ റബർ കൃഷി സബ്സിഡി അപേക്ഷസമയം ദീർഘിപ്പിക്കണം: ആർഎഫ്ആർപിഎസ് കുമരംപുത്തൂർ റബർ കൃഷി സബ്സിഡി അപേക്ഷ സമയം ദീർഘിപ്പിക്കണമെന്ന് മണ്ണാർക്കാട് റീജിയണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂ അട്ടപ്പാടിക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു അഗളി: തുടരെയുള്ള ശിശു മരണങ്ങളും അരിവാൾരോഗ വ്യാപനവും ഭീതി പരത്തുന്ന സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിലേക്ക് കല്ലടിക്കോട്: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഉൗട്ടുപുരയുടെ ഉദ്ഘ മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനം ഡിസിസി സെക്രട്ടറി മണ്ണാർക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്‍റർ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ സെമിനാ വടക്കഞ്ചേരി: വണ്ടാഴി കൃഷി ഭവനിൽ മുന്തിയ ഇനം ലെയർ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്. പേര, നാരങ്ങ, മാതളം, പ്ലാവ് (തേൻ വരിക്ക പച ഡോ.കെ. രമാദേവി ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു പാലക്കാട്: ജില്ലയിലെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ.കെ. രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ 2016 പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ പറന്പിക്കുളത്ത് സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധന രോഗനിർണയ ക്യ പാലക്കാട്: കുമരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ അസൽ രേ പാലക്കാട്: പട്ടാന്പിയിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ആണ്‍, പെണ്‍ തിരിയാ പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് എം.ടെക് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് പാലക്കാട്: മലന്പുഴ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പന്പിംഗ് ടെസ്റ്റ് നടപ്പാക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു. പാലക്കാട്: ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ആന്‍റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്‍റിംഗ് ടെക്നോള പാലക്കാട്: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ റോഡ് സെക്ഷൻ ഒന്നാം നന്പർ കാര്യാലയത്തിന്‍റെ പരിധിയിലെ റോഡുക പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേരും. ബന്ധപ് മലന്പുഴ: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന വൈദ്യുതി അലനല്ലൂർ: അലനല്ലൂർ കേന്ദ്രീകരിച്ച് സബ് ട്രഷറി സ്ഥാപിക്കണമെന്ന് കെഎസ്ടിഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എടത്തനാട്ടു വിളകൾ നശിപ്പിച്ച് വ്യവസായ പാർക്ക്! കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് പാലൊഴുകുന്ന റബർ തോട്ടങ്ങളും പച്ച തുരുത്തുകളും വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് നിറയെ പാൽ ഒഴുകുന്ന റബർ തോട്ടങ്ങൾ. നാലു മണിക്കൂറിനു വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിലെ റബർ തോട്ടങ്ങളിൽ പുലിയുടെ വിളയാട്ടം. കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കി പാലക്കാട് അഷ്ടവക്രാസനയിൽ നിലവിലെ ഗിന്നസ് റിക്കാർഡ് മറികടന്ന് പ്രഖ്യ. ഇന്നലെ ധോണി ലീഡ് കോളജിൽ വച്ചായിരുന്നു പ്രഖ ഗൂളിക്കടവ് ജംഗ്ഷനിൽ ഭിക്ഷാടനം നടത്തി കോണ്‍ഗ്രസിന്‍റെ യാചന സമരം മണ്ണാർക്കാട് ചിന്നതടാകം റോഡ് നവീകരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും അട്ടപ്പാടിയിൽ വ കുടിൽകെട്ടി സമരം അന്പത്് ദിവസം പിന്നിട്ടു മുതലമട: ഗ്രാമപഞ്ചായത്തിനു മുന്നിൽ ഗോവിന്ദാപുരം ദളിത് സംരക്ഷണ സമിതി നടത്തി വരുന്ന കുടിൽകെട്ടി സമരം അൻപത് ദിവസം വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസന തിയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെ കാമുകിമാരെ തേടി! കഞ്ചാവ് കടത്താൻ ലഹരി മാഫിയയുടെ പുതിയ ചൂണ്ട വധഭീഷണിയുണ്ടെന്ന് കങ്കണ: പോലീസിൽ പരാതി നൽകി; സോണിയ ഗാന്ധിയോട് അപേക്ഷയും രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് കാമുകിമാരെ തേടി! കഞ്ചാവ് കടത്താൻ ലഹരി മാഫിയയുടെ പുതിയ ചൂണ്ട വധഭീഷണിയുണ്ടെന്ന് കങ്കണ: പോലീസിൽ പരാതി നൽകി; സോണിയ ഗാന്ധിയോട് അപേക്ഷയും രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു Thiruvananthapuram പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു Thiruvananthapuram പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയിൽ വീണ്ടും ചാരായ വേട്ട. ഇത്തവണ പിടിയിൽ ആയത് നാല് തവണ മിസ്റ്റർ കോട്ടയം ആയ പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി "ജിമ്മൻ സുനി"എന്ന് അറിയപ്പെടുന്ന സുനിൽ സി ആർ (48. മുട്ടനാടിന്റെ കരളും നാടൻ വാറ്റ് ചാരായവുമാണ്, മിസ്റ്റർ കോട്ടയ ത്തിന്റെ പ്രധാന ഇഷ്ട വിഭവം. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ജിംനേഷ്യം അടച്ചത് മുതൽ സ്വന്തമായി ചാരായം വാറ്റ് തുടങ്ങിയ സുനിൽ, ദിവസങ്ങളായി ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള എക്‌സൈസ് ഷാഡോ ടീം അംഗങ്ങൾ വിശാഖ് കെ വി, നൗഫൽ കരിം എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു. കൈ കരുത്തു കൊണ്ടും മെയ്‌ കരുത്തു കൊണ്ടും നാടാകെ വിറപ്പിച്ചു കൊണ്ടിരുന്ന പ്രതി മുൻപ് നിരവധി തവണ എക്‌സൈസ്നെ വെട്ടിച്ചു കടന്നു കളഞ്ഞതാണ് ഒടുവിൽ എക്‌സൈസ് സംഘം വീശിയ വലയിൽ അകപ്പെട്ടു തോൽവി സമ്മതിക്കേണ്ടി വന്നതിന്റെ പിന്നിൽ ഉദ്യോഗസ്ഥരുടെ ദിവസങ്ങളായുള്ള കഠിന പ്രയത്‌നം ഉണ്ടായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ചാരായം വാറ്റ് പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.പ്രദേശത്തെ മലയോര മേഖലകളിൽ നിന്ന് ആയി ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി വാറ്റ് ചാരായവുമായി ബന്ധപ്പെട്ട കേസുകൾ കണ്ടെത്തിയിരുന്നു. പൊതുജനങ്ങൾക്ക് വാറ്റ് നിർമാണവുമായി ബന്ധപ്പെട്ട പരാതികൾ 8921087055 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നത് ആണ് എന്ന് ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ ഇ സി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിമോൻ എം ടി, പ്രദീഷ് ജോസഫ്, സുരേന്ദ്രൻ കെ സി, നിയാസ് സി ജെ, ജസ്റ്റിൻ തോമസ്, സുവി ജോസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ ഉണ്ടായിരുന്നു. ശ്രീ വിദ്യാനന്ദതീര്‍‍ത്ഥപാദസ്വാമികളുടെ ലേഖനസമാഹാരം ഒന്നാം ഭാഗം. ഭാഗവതപുരാണം, ശിവപുരാണം, ആത്മപുരാണം തുടങ്ങി വിവിധ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിനേതാക്കള്‍ മോഹന്‍ ലാല്‍ ,ശ്രീനിവാസൻ,മുകേഷ് ,മീന ദൊരൈരാജ് ,ജഗതി ശ്രീകുമാര്‍,കൊച്ചിന്‍ ഹനീഫ,സലിം കുമാര്‍,ഭാവന ,ഇന്ദ്രൻസ്,ടി പി മാധവൻ,ജനാർദ്ദനൻ,എ കെ ലോഹിതദാസ് ,അനിയപ്പൻ,ബൈജു എഴുപുന്ന ഗായകര്‍ അഫ്‌സല്‍ ,ദീപക്‌ ദേവ്‌ ,കെ ജെ യേശുദാസ് ,കെ എസ് ചിത്ര,കാര്‍ത്തിക് ,രഞ്ജിത്ത് ഗോവിന്ദ് ,റിമി ടോമി ,ശാലിനി സിംഗ്‌,വിനീത്‌ ശ്രീനിവാസന്‍ ഇന്ന്‌ എന്തൊക്കയോ എഴുതണം എന്നാഗ്രഹിച്ചിരുന്നു. പക്ഷേ, വാക്കുകള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വരുന്നില്ല. എനിക്കെന്തു പറ്റി ഇപ്പോള്‍ ഞാന്‍ എന്റെ വാക്കുകള്‍ എനിക്കു തന്നെ മനസിലാവുന്നില്ല എന്നോര്‍ത്ത്‌ ചിരിക്കുകയും കരയുകയും വീണ്ടും ചിരിക്കുകയും കരയുകയും വീണ്ടും ചിരിക്കുകയും മൗനിയാവുകയും പിന്നേയും ചിരിക്കുകയും കരയുകയും ചെയ്യുന്നു തൊഴില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം ജീവനക്കാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത് നിയമം നടപ്പിലാക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ പിഴ BIGNEWSLIVE Latest Malayalam News തൊഴില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനം; ‘ ജീവനക്കാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്’; നിയമം നടപ്പിലാക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ പിഴ സംഘടിത മേഖലയെന്നോ അസംഘടിത മേഖലയെന്നോ വ്യത്യാസമില്ലാതെ, സര്‍ക്കാരിന്റെ അംഗീകാരമുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഇത് നടപ്പിലാക്കണം എന്നാണ് സമിതിയുടെ ഉത്തരവ്. ന്യൂഡല്‍ഹി; എല്ലാ മേഖലകളിലും തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കണം എന്ന് തൊഴില്‍ സ്ഥിരം സമിതിയുടെ നിര്‍ദേശം. സംഘടിത മേഖലയെന്നോ അസംഘടിത മേഖലയെന്നോ വ്യത്യാസമില്ലാതെ, സര്‍ക്കാരിന്റെ അംഗീകാരമുണ്ടോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ തന്നെ ഇത് നടപ്പിലാക്കണം എന്നാണ് സമിതിയുടെ ഉത്തരവ്. അതേസമയം, മിനിമം വേതനം നടപ്പിലാക്കാത്തവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ഇടാക്കാനും സമിതി നിര്‍ദേശിക്കുന്നുണ്ട്. അടിയന്തര പ്രാധാന്യമുള്ള ജോലികള്‍ ഉണ്ടെങ്കില്‍ പോലും ജീവനക്കാരെ എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുത് എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അനുഭവ പരിചയം ഉള്ളവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഒരേ വേതനം നല്‍കാന്‍ പാടില്ല. അനുഭവ പരിചയത്തെ പ്രത്യേകമായി പരിഗണിക്കണം. മിനിമം വേതനം എല്ലാ അഞ്ച് വര്‍ഷത്തിലും പരിഷ്‌കരിക്കണം എന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്. മിനിമം കൂലി എന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമാക്കണം എന്നും വേതനം സംബന്ധിച്ച ചട്ടം നിര്‍ദേശിക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലെ മിനിമം വേതനം സംബന്ധിച്ച അളവുകോല്‍ നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ ചട്ടത്തില്‍ ചുമതലപ്പെടുത്തുന്നും ഉണ്ട്. പാര്‍ലമെന്റിന്റെ തൊഴില്‍ സ്ഥിരം സമിതി രൂപീകരിച്ച ചട്ടം അടുത്ത മന്ത്രിസഭ യോഗത്തില്‍ അംഗീകരിക്കപ്പെടും എന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. തുടര്‍ന്ന്, വളരെ പെട്ടെന്ന് തന്നെ ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വക്കുകയും ചെയ്യും. കാട്ടുകോഴിയെ വെടിവെച്ച് പിടിച്ചു; മൃഗവേട്ട കേസില്‍ ഗോള്‍ഫ് താരം ജ്യോതി രന്ധാവ അറസ്റ്റില്‍, തോക്ക് കണ്ടെടുത്തു കൊതിയേറും കിടിലന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം കൊതിയേറും കിടിലന്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കാം 39 വർഷം മുൻപത്തെ എകെ ബാലനും വധു പികെ ജമീലയും; ശ്രദ്ധേയമായി വിവാഹദിനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും വാർത്തയും! കെടിഡിസിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം നവീകരിക്കുന്നു; ഈ മാസം തന്നെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ‘കരീന കപൂർ ഖാൻ സീത ദേവി ആകേണ്ട, അവർക്ക് ശൂർപണഖയുടെ വേഷം നൽകൂ; കങ്കണ മതി സീതയായി’; ട്വിറ്ററിൽ ട്രെൻഡിങായി ബോയ്‌ക്കോട്ട് കരീന ഹാഷ്ടാഗ് തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ തൃശ്ശൂരിൽ വീട്ടമ്മയുടെ പുഴുവരിച്ച മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കം; മരണവിവരം അറിയാതെ അയൽക്കാർ ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ് എതിര്‍ത്തുനില്‍ക്കാനാവാതെ ബി.ജെ.പി; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജഗന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസിന് ആധിപത്യം DoolNews എതിര്‍ത്തുനില്‍ക്കാനാവാതെ ബി.ജെ.പി; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജഗന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസിന് ആധിപത്യം ഹൈദരാബാദ്: മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം, മണ്ഡല്‍ പരിഷത്ത് ടെറിട്ടോറിയല്‍ നിയോജകമണ്ഡലങ്ങളില്‍ 90 ശതമാനവും ജില്ലാപരിഷത്ത് ടെറിട്ടോറിയല്‍ മണ്ഡലങ്ങളില്‍ 99 ശതമാനവും പാര്‍ട്ടി വിജയം നേടി. ഏപ്രില്‍ 8നാണ് 515 ജില്ലാപരിഷത്ത് മണ്ഡലങ്ങളിലേക്കും 7,220 മണ്ഡല്‍ പരിഷത്ത് നിയോജക മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. പാര്‍വതി ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ; നല്ല കഥയുമായി ആരെങ്കിലും വന്നാല്‍ സിനിമയിലേക്ക് തിരിച്ചുവരും: ജയറാം ഏപ്രില്‍ 10ന് ഫലപ്രഖ്യാപനം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. തെലുങ്കുദേശം പാര്‍ട്ടിയും ബി.ജെ.പിയും നല്‍കിയ ഹരജികളുടെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയായിരുന്നു. യൂണിഫോമിലെ ആനചിഹ്നം; കാക്കി യൂണിഫോം ‘ ഉപേക്ഷിച്ച്’ മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വോട്ടെണ്ണലിന് അനുമതി നല്‍കിയത്. ദളിത് ആയതുകൊണ്ടാണ് പൊലീസ് സംരക്ഷണം നല്‍കാത്തത്; ബസ് ജീവനക്കാരന്റെ മോശം പെരുമാറ്റത്തില്‍ പരാതി നല്‍കി ബിന്ദു അമ്മിണി ഒരു പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്, സംസ്ഥാനത്തെ 75 മുനിസിപ്പാലിറ്റികളിലും നഗര്‍ പഞ്ചായത്തുകളിലും 74 വരെ വിജയിക്കുകയും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ 12 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും നേടുകയും ചെയ്തിരുന്നു. ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം താങ്കളെ പോലെ ലോകമെങ്ങുമുള്ള വായനക്കാരാണ് ഡൂള്‍ന്യൂസിന്റെ മുന്നോട്ടുപോക്കിനുള്ള ഇന്ധനം. സ്വതന്ത്രവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇക്കാലഘട്ടത്തില്‍ ഏറ്റവും അനിവാര്യമായ ഒന്നാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. വസ്തുനിഷ്ഠവും സത്യസന്ധവും വിമര്‍ശനാത്മകവും ജനകീയവുമായ മാധ്യമപ്രവര്‍ത്തനം സുശക്തമാകേണ്ട ഇക്കാലത്ത്, ഞങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം ഞങ്ങള്‍ക്ക് മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താങ്കളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരൂ. അത് ഞങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിന് സാമ്പത്തികസ്വാതന്ത്ര്യം നല്‍കുകയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയുംചെയ്യും. മറക്കരുതേ, നിങ്ങള്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഞങ്ങളുടെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തും. ദിവസവും 20 സുപ്രധാന വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുന്നു. ഡൂള്‍ന്യൂസ് അച്ചടിച്ചിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സബ്‌സ്‌ക്രിപ്ഷന്‍ കാലയളവില്‍ വാര്‍ഷിക പതിപ്പ്, സ്മരണികകള്‍ മുതലായവ ഇന്ത്യയില്‍ പോസ്റ്റല്‍ ആയും, വിദേശങ്ങളില്‍ പി.ഡി.എഫ് വെര്‍ഷനായും ലഭിക്കുന്നതായിരിക്കും. എടിപി ഫൈനല്‍സിന്‍റെ(ATP Finals) കിരീടപ്പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡാനിൽ മെദ്‌വദേവിനെയാണ് (Daniil Medvedev) അലക്‌സാണ്ടര്‍ സ്വെരേവ് (Alexander Zverev) കീഴടക്കിയത് ടൂറിന്‍ എടിപി ഫൈനല്‍സ് (ATP Finals) ടെന്നിസ് ടൂര്‍ണമെന്‍റ് കിരീടത്തില്‍ മുത്തമിട്ട് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് (Germany's Alexander Zverev ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരമായ ഡാനിൽ മെദ്‌വദേവിനെ (Russia's Daniil Medvedev) കീഴടക്കിയാണ് സ്വെരേവിന്‍റെ നേട്ടം. 75 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വരേവ് വിജയം പിടിച്ചത്. സ്‌കോര്‍: 6-4, 6-4. ലോക മൂന്നാം നമ്പറായ 24കാരന്‍റെ കരിയറിലെ രണ്ടാം എടിപി ഫൈനല്‍സ് കിരീടമാണിത്. 2018ലാണ് ഇതിനുമുന്‍പ് താരം ടൂര്‍ണമെന്‍റില്‍ കിരീടം നേടിയത്. also read: Unmukt Chand ഉന്മുക്ത് ചന്ദ് വിവാഹിതനായി വധു സിമ്രൻ ഖോസ്ല അതേസമയം സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് സ്വരേവ് കിരീടപ്പോരാട്ടത്തിനെത്തിയത്. റാങ്കില്‍ ആദ്യ രണ്ടിലുള്ള താരങ്ങളെ കീഴടക്കിയുള്ള സ്വരേവിന്‍റെ നേട്ടം കിരീടത്തിന്‍റെ മാറ്റ് കൂട്ടുന്നതാണ്. ഇതോടെ സെമിയിലും ഫൈനലിലും റാങ്കിങ്ങില്‍ മുന്നിലുള്ള താരങ്ങളെ കീഴടക്കി എടിപി ഫൈനല്‍സ് കിരീടം നേടിയ നാലാമത്തെ മാത്രം താരമാവാനും സ്വരേവിന് കഴിഞ്ഞു. PDF Digital Library novels, folk tales, moral, motivational, kids bedtime short stories; 2015 മുതല്‍ സൗജന്യ മലയാളം ഡിജിറ്റല്‍ ബുക്കുകളാകുന്ന കഠിനാധ്വാനത്തെ പ്രയോജനപ്പെടുത്തി സഹകരിക്കുമല്ലോ. ലോകമെങ്ങും സ്നേഹവും നന്മയും പ്രകാശിക്കട്ടെ! Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത് രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു നമ്മളെന്തിന് ഈ രാ മലപ്പുറം: ജില്ലയില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ആരോഗ്യ ജാഗ്രത ഫലം കാണുന്നു. തുടര്‍ച്ചയായ നാലാം ദിവസവും ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,000 ന് താഴെയാണ്. ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 05) 686 പേര്‍ക്കാണ് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 10,785 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 685 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 97 പേരും 73 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 23 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. കോവിഡ് 19: ജില്ലയില്‍ 158 പേര്‍ക്ക് രോഗബാധ കോവിഡ് പ്രതിസന്ധി നേരിടാന്‍ ക്ഷേത്രങ്ങള്‍ക്ക് 245 കോടി അനുവദിച്ചു:മന്ത്രി കെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനിക്ക്' തുടക്കമായി അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ അരലക്ഷം തിരിച്ചറിയല്‍ നെല്‍കൃഷിക്ക് അനുയോജ്യമായ വയലുകള്‍ സംരക്ഷിക്കുന്ന ഭൂവടമകള്‍ക്കായി റോയല്‍റ്റി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; പൂട്ടിയിട്ടിട്ട് മാസങ്ങള്‍ – News18 Malayalam കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; പൂട്ടിയിട്ടിട്ട് മാസങ്ങള്‍ കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; പൂട്ടിയിട്ടിട്ട് മാസങ്ങള്‍ ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്. തിരുവനന്തപുരം: കോവളത്തെ(Kovalam) ഹോട്ടലില്‍ വിദേശ പൗരനെ(Foreign citizen) അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ(American Citizen) ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്. അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. Also Read-മരുമകൾ നട്ടുവളർത്തിയ തൈയ്യിലെ പപ്പായ അമ്മായിയമ്മ പറിച്ചു; കണ്ണൂരിൽ യുവതി അമ്മായിയമ്മയെ വെട്ടി ട്രെയിനില്‍ കയറുന്നതിനിടെ അപകടം; യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ; വൈറലായി വീഡിയോ ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍ പെട്ട യാത്രക്കാരിയെ രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ (RPF Officer മൂംബൈ (Mumbai) ബൈക്കുള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതിവേഗം ഓടിയെത്തിയ സ്വപ്‌ന ഗോല്‍ക്കര്‍ എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അപകടത്തില്‍ പെട്ട യുവതിയെ ഇവര്‍ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്ക് പറ്റാതിരുന്ന യാത്രക്കാരി എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ റെയില്‍വേയുടേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സ്വപ്‌നെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വപ്‌ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കോവളത്തെ ഹോട്ടലില്‍ വിദേശ പൗരനെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി; പൂട്ടിയിട്ടിട്ട് മാസങ്ങള്‍ Bipin Rawat കേരളം മറക്കരുത് ആ കരുതൽ; 2018 പ്രളയകാലത്ത് വിവരങ്ങൾ നേരിട്ട് അന്വേഷിച്ച ബിപിൻ റാവത്തിനെ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം Mullaperiyar മുല്ലപ്പെരിയാര്‍; കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു Local Body Bypolls എൽഡിഎഫ് ജയം ഇലത്താളം കൊട്ടി ആഘോഷിച്ച് ജോജു; ഒപ്പം വിനായകനും; വൈറൽ വീഡിയോ Bus Strike വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍ Bineesh Kodiyeri 'നല്ല പയ്യനാ; പണ്ട് അറസ്റ്റ് വാറണ്ട് വന്നപ്പോൾ മൂന്നു മാസം എന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട് പിസി ജോർജ് Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു Local Body Bypolls തദ്ദേശ ഉപതെരഞ്ഞെടുപ്പ്: LDF-17; UDF-13; ഇടമലക്കുടിയില്‍ ബിജെപി KSRTC കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു CDS Bipin Rawath| വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന ചോദ്യം; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ Viral video കടയിലെ ചിപ്സ് കൂട് തുറന്ന് കഴിച്ച് തുപ്പിയ ശേഷം അടച്ചു വച്ചു; വീഡിയോ വൈറൽ Super Sharanya സൂപ്പര്‍ ശരണ്യ'യായി യുവ നടി അനശ്വര രാജന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌ Gold Price സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്നത്തെ വില അറിയാം Vicky Katrina വിക്കിയുടെയും കത്രീനയുടെയും ആസ്തി കോടികൾ; ഇരുവരും ഫോർബ്‌സ് പട്ടികയിൽ ഇടം നേടിയവർ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ജമാഅത്തെ ഇസ്ലാമി എച്. ആർ. ഡി ട്രൈനർ എ. പി. അബ്ദുന്നാസർ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, മലർവാടി ജില്ലാ കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ, ടീൻ ഇന്ത്യ ജില്ലാ ക്യാപ്റ്റൻ സന സുമയ്യ, മലർവാടി ഏരിയ ക്യാപ്റ്റൻ അഫ്നാൻ ചിറ്റൂർ, ജി.ഐ.ഒ ജില്ലാ വൈസ് പ്രസിഡന്റ് ശബ്‌നാസ് അഷ്‌റഫ്, പാലക്കാട് ഓർഫനേജ് മാനേജർ ഷഹീർ മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം അബ്ദുസ്സലാം മേപ്പറമ്പ്, അഷറഫ് അലനല്ലൂർ, എസ്. ഐ. ഒ ജില്ലാ സമിതിയംഗം ഹാരിസ് നെന്മാറ, വസീം മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.ശിയാദ് ആലത്തൂർ, ഖുതുബ് സുലൈമാൻ, സുബൈർ സി.ജെ, ഷെഹ്മ ഹമീദ്, ഖദീജ മേപ്പറമ്പ്, ഫിദ ബിലാൽ എന്നിവർ നേതൃത്വം നൽകി. ശ്രീലങ്ക: ഭീകരര്‍ ചെയതത് മാപ്പര്‍ഹിക്കാത്ത കൃത്യം – ജമാഅത്തെ ഇസ്‌ലാമി എം ഐ അബ്ദുല്‍ അസീസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ കമൽ വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി; എഴുതി ഒപ്പിട്ടു നൽകിയ കുറിപ്പ് പുറത്ത്..സംഭവം ഇങ്ങനെ മലയാളത്തിന്റെ പ്രമുഖ സിനിമാ സംവിധായകനായ കമൽ നായികാ വേഷം വാഗ്ദാനം നൽകി യുവതിയെ പീ,ഡി,പ്പിച്ചതായി പരാതി. സിനിമയിൽ നായികാവേഷം നൽകാമെന്ന് പറഞ്ഞ് യുവതിയെ ഔദ്യോഗിക വസതിയിൽ വിളിച്ചു വരുത്തി ബലാ,ൽ,സംഗം ചെയ്തു എന്നുള്ളതാണ് പരാതിയിൽ പറയുന്നത് ‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്’; കീമോയ്ക്ക് ശേഷമുള്ള വീഡിയോയുമായി നടി ശിവാനി 1997 ൽ മോഹൻലാൽ നായകനായി എത്തി രാജീവ് അഞ്ചൽ സംവിദാനം ചെയ്ത ഗുരു എന്ന ചിത്രത്തിലൂടെ ബാല താരമായി മലയാള സിനിയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശിവാനി ഭായ് മികച്ച അഭിനയം കൊണ്ടും കഥാപാത്രങ്ങൾ ആദ്യ ഭർത്താവിന്റെ കൂട്ടുകാരനെയാണ് വിവാഹം കഴിച്ചത്; ശിവസൂര്യയുമായുള്ള രണ്ടാം വിവാഹത്തെ കുറിച്ച് സിന്ധു ജേക്കബ് ഒരേ സമയം സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടിയാണ് സിന്ധു ജേക്കബ്. ദൂരദർശനിലെ സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന മാനസി എന്ന പരമ്പരയിലൂടെയാണ് സിന്ധുവിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം ഒരുപിടി വനിതയുടെ ഭർത്താവ് പീറ്ററിനെ പറ്റി സ്വന്തം മകൻ പറയുന്നു; അച്ഛന് പല സ്ത്രീകളുമായി ബന്ധം തമിഴകത്തെ ശ്രദ്ധേയ സാന്നിധ്യമാണ് വനിത വിജയകുമാർ. വിവാദങ്ങളുടെ കളിത്തോഴിയായ താരം ട്വിറ്ററിലൂടെ പങ്കുവെച്ച പുത്തൻ ‘വിവാഹചിത്ര’മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. പവർസ്റ്റാർ ശ്രീനിവാസനൊപ്പമുള്ള വിവാഹ ചിത്രമാണ് വനിത കഴിഞ്ഞ ദിവസം പങ്കുവെച്ചത്. വിവാഹ ‘ആവശ്യമില്ലാത്ത ശീലമൊന്നും അവനെ പഠിപ്പിക്കേണ്ട’; സിദ്ധിഖിനെ രാത്രി ഫോണില്‍ വിളിച്ച്‌ മമ്മൂട്ടിയുടെ ഉപദേശം..സംഭവം ഇങ്ങനെ മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ലെഗസിയുമായി അരങ്ങേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ പോലെ മകനും മലയാള സിനിമയുടെ അഭിമാനമായി. മലയാളത്തിനു പുറത്തേക്കും ദുല്‍ഖര്‍ എന്ന താരം വളര്‍ന്നു. മമ്മൂട്ടിയുടെ മകന്‍ ആയതുകൊണ്ട് തന്നെ മലയാളത്തിലും പുറത്തും ചാക്കോച്ചനോട് പ്രണയം തുറന്നു പറയാൻ കൂട്ടുകാരി നിർബന്ധിച്ചു; പക്ഷെ എനിക്ക് ഭയമായിരുന്നു; ശാലിനിയുടെ തുറന്നു പറച്ചിൽ 1983-ൽ തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. ഇതിനോടകം 80-ലധികം മലയാളം, തമിഴ് രണ്ടാം വിവാഹം സേഫാണ്; അവളെയും മോനെയും ഞാനിങ്ങെടുക്കുക ആയിരുന്നു; ഭഗത് മാനുവൽ ജീവിതത്തിൽ നടന്നത് തുറന്ന് പറയുന്നു മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ച അഭിനേതാവ് ആണ് ഭഗത് മാനുവൽ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം തട്ടത്തിൻ മറയത്ത് ഒരു വടക്കൻ സെൽഫി തുടങ്ങിയ 9 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ മുകേഷും ദേവികയും വേർപിരിയുന്നു കാരണം ഇതാണ് മലയാളി സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു താര വിവാഹമോചന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒൻപതു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടനും എം.എൽ.എയുമായ മുകേഷും നർത്തകിയായ മേത്തിൽ ദേവികയും വിവാഹ മോചിതരാകാൻ പോകുന്നു എന്നാണ് പുറത്തു ഇത് കൊട്ടാരമല്ല മമ്മൂട്ടിയുടെ പുതിയ കാരവനിന്റെ ഉള്ള് ഭാഗം ആണ്; വണ്ടിയുടെ സവിശേഷതകൾ ഇതാണ് നടൻ മമ്മൂട്ടിയുടെ വാഹന കമ്പം ആരാധകർക്കും സഹപ്രവർത്തകർക്കും നന്നായി അറിയാം. പുതിയ വാഹനങ്ങളും ഗാഡ്ജറ്റുകളും വാങ്ങാൻ താരത്തിന് വലിയ താല്പര്യമാണ്. ഐഫോൺ 12 പ്രോ ഇറങ്ങിയപ്പോൾ അത് കേരളത്തിൽ ആദ്യം സ്വന്തമാക്കിയ താരമാണ് മമ്മൂക്ക. മമ്മൂക്കക്ക് 22 വയസ്സ് വ്യത്യാസമുള്ള മുകേഷിനെ വിവാഹം കഴിക്കാൻ ദേവിക തീരുമാനിക്കാനുള്ള കാരണം ഇതാണ്..മേതിൽ ദേവിക പറയുന്നു മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തന്നെ മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരങ്ങളിൽ ഒരാൾ ആണ് നടൻ മുകേഷ്. നായകനായും സഹനടനായും വില്ലനായും വരെ മലയാളികളെ അത്ഭുത പെടുത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് മുകേഷ്. ഒരു ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്? ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ് എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ 16ാം വയസില്‍ തന്റെ കാമുകി വ‌ഞ്ചിച്ചു; ഷോക്കില്‍നിന്ന് കരകയറാന്‍ നിരവധിപേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; തുറന്ന് പറച്ചിലുമായി വില്‍സ്മിത്ത് കാവലിനൊപ്പം തിയറ്ററിൽ എത്താനിരിക്കുന്ന സുരേഷ് ആൻഡ് രമേഷിന് തീയറ്റർ കിട്ടിയില്ല; റിലീസ് മാറ്റി വെച്ചു; സംഭവം ഇങ്ങനെ 14000 ഷോകൾ; ഒറ്റ ദിവസം കൊണ്ട് 50 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ; മരക്കാർ എത്തുന്നത് റെക്കോർഡുകൾ വാരിക്കൂട്ടാൻ; സംഭവം ഇങ്ങനെ ചുരുളിയുടെ ഷൂട്ടിംഗ് കാണണമെന്ന് ആഗ്രഹം; ഒടുവിൽ ഡയലോഗ് കേട്ട് ചിതറിയോടി ടീച്ചറും കുട്ടികളും; അനുഭവം തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി; സംഭവം ഇങ്ങനെ എന്റെ അടിവസ്ത്രം കാണിക്കുവാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര; സംഭവം ഇങ്ങനെ പുട്ട്, പയര്‍, ഉപ്പുമാവ്, ഓട്ട്‌സ്; ഇനി രോഗികള്‍ക്ക് കുശാല്‍, ആയുര്‍വേദ ആശുപത്രിയിലെ മെനു ഹോട്ടലിനെക്കാള്‍ കിടിലം തിരുവനന്തപുരം തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിലെ ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഭക്ഷണത്തിന്റെ മെനു കേട്ടാല്‍ എല്ലാവരും ഒന്ന് അമ്പരക്കും. പുട്ട്, ചെറുപയര്‍ രോഗമുക്തർ വർധിച്ച് സംസ്ഥാനത്ത് കോവിഡ് രോഗികൾ കുറയുന്നു: ഇന്ന് 3382 പേർക്ക് കോവിഡ് 5779 രോഗമുക്തർ ‘ഹൈ റിസ്ക് രാജ്യത്തു നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ; സംസ്ഥാനത്ത് ഒമിക്രോൺ ഇല്ല’ – ആരോഗ്യമന്ത്രി വീണാ ജോർജ് പിങ്ക് പൊലീസിന്റെ നടപടി ‘കാക്കിയുടെ അഹങ്കാരം’; ‘പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ’? ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി ബിനോയ് വിശ്വം, എളമരം കരിം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. ഒമിക്രോണ്‍: ജാഗ്രത ശക്തമാക്കി കേരള സര്‍ക്കാര്‍; കര്‍ശന പ്രോട്ടോക്കോള്‍ തുടരാസംസ്ഥാനന്‍ തീരുമാനം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.കോൺഗ്രസ് അടുത്ത പൊട്ടിത്തെറിയിലേക്ക്!! ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. തിരുവനന്തപുരത്ത് കനത്ത മഴ! കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും. മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങും- മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാർ ആക്രമണം ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബാന ഒഴിവാക്കണം.ബി ജെ പി ഭരിക്കുന്ന കർണാടകയിൽ വിചിത്ര നിർദേശവുമായി പോലീസ് ! സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരങ്ങൾക്ക് ഉണ്ടാകുന്ന അതേ പരിഗണന തന്നെ പലപ്പോഴും താരപുത്രന്മാർ നൽകാറുണ്ട് അത്തരത്തിൽ സിനിമാമേഖലയിൽ സജീവം അല്ലെങ്കിൽ പോലും ഏറെ ആരാധകർ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന താരപുത്രി ആണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഈ വർഷത്തെ സൈമ ഫിലിം അവാർഡ് ഏറ്റവും മികച്ച ഗായികയായി തിരഞ്ഞെടുത്ത താരപുത്രി ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ ഇന്ദ്രജിത്തിനെ മകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മികച്ച ഗായിക ആണെന്ന് ഇതിനോടകം തെളിയിച്ചതാര് അതിലും മികച്ച നർത്തകി കൂടിയാണ് തന്റെ പുതിയ വീഡിയോകൾ എല്ലാം ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ സ്റ്റൈൽ ഫോളോ പെൺകുട്ടി തന്നെയാണ് പ്രാർത്ഥന അതുകൊണ്ടുതന്നെ താരം തന്നെ സോഷ്യൽ മീഡിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഉള്ളത് ഇപ്പോഴിതാ തലയിൽ പൂവ് വെച്ച് ഒരു പഴയ രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്തു പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത് എന്ന് ചോദിക്കുന്നവരോട് വലിയ അർത്ഥം ഒന്നും മനസ്സിലായില്ല എന്നാണ് പല ആരാധകരും പറയുന്നത്. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! മികച്ച കാര്‍ഷികയന്ത്ര ഗവേഷകന് നാളികേര വികസന ബോര്‍ഡ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. യു. ജയ്കുമാറും സംഘവും അര്‍ഹരായി. ഇവര്‍ വികസിപ്പിച്ച, ഇരുന്ന് കയറാവുന്ന കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രത്തിനാണ് പുരസ്കാരം. എട്ട് കിലോ വരുന്ന യന്ത്രത്തിന് സൈക്കിള്‍ സീറ്റും തടിയോട് ചേര്‍ത്തുപിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്‍െറ വണ്ണം അനുസരിച്ച് അഞ്ച് സെക്കന്‍ഡ്കൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കാനുള്ള ക്രമീകരണവുമുണ്ട്. 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറാന്‍ 78 സെക്കന്‍ഡും ഇറങ്ങാന്‍ 60 സെക്കന്‍ഡും മതി. ഭക്ഷ്യസുരക്ഷാ സേനയുടെ പരിശീലനത്തിന് വ്യാപകമായി ഉപയോഗിക്കുന്ന യന്ത്രം സ്ത്രീകള്‍ക്കും അനായാസം ഉപയോഗിക്കാം. പ്രശസ്തിപത്രവും ഫലകവും 50,000 രൂപയും അടങ്ങുന്ന അവാര്‍ഡ് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് ലോക കേര ദിനമായ സെപ്റ്റംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും. ഡോ. ജയ്കുമാറിനൊപ്പം ഡോ. ഷൈല ജോസഫ്, സി. ഉണ്ണികൃഷ്ണന്‍, സി.ജെ. ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് യന്ത്രം രൂപകല്‍പന ചെയ്തത്. കേരസുരക്ഷാ തെങ്ങുകയറ്റ യന്ത്രം പ്രദര്‍ശിപ്പിക്കുന്നു Vj Andy കുറിച്ച് Vj Andy ജീവചരിത്രം വി ജെ ആൻഡി പ്രണയം സംബന്ധമായ ജാതകം വി ജെ ആൻഡി തൊഴിൽ സംബന്ധമയ ജാതകം വി ജെ ആൻഡി ജനന ജാതകം/ ജനന ചാർട്ട്/ ജാതകം വി ജെ ആൻഡി 2021 ജാതകം വി ജെ ആൻഡി ജ്യോതിഷ റിപ്പോർട്ട് വി ജെ ആൻഡി മുഖശാസ്ത്രത്തിനുവേണ്ടിയുള്ള ചിത്രങ്ങൾ ഏത് വർഷമാണ് Vj Andy ജനിച്ചത്? Vj Andy ന്റെ ജനനത്തീയതി ഏതാണ് ? Vj Andy ജനിച്ചത് എവിടെയാണ് ? Vj Andy യുടെ ദേശീയത എന്താണ്? Vj Andy ൻറെ സ്വഭാവ ജാതകം Vj Andy സന്തോഷത്തിന്റേയും, സഫലീകരണത്തിന്റെയും ജാതകം ആഴത്തിലുള്ള ചിന്തയുടെ ശക്തി നിങ്ങളുടെമേൽ നിക്ഷേപിച്ചിരിക്കുന്നു, കാര്യങ്ങൾ വേഗത്തിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും. എന്നിരുന്നാലും ഈ പ്രക്രിയ വളരെ സമയമെടുക്കുന്നതാണ്, ഇത് വിരസതയ്ക്ക് കാരണമാകും. പഠനത്തിൽ നിങ്ങൾ കഠിനദ്ധ്വാനം ചെയ്യുകയും, പഠിക്കുന്ന ഒരു സ്വഭാവം നിലനിർത്തുകയും ചെയ്യുക. നിങ്ങളുടെ പാഠങ്ങൾ പതിവായി പഠിക്കുന്നത് നിങ്ങളുടെ പഠനം പൂർത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കും. ചില പ്രത്യേക വിഷയത്തിൽ നിങ്ങൾ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്, എന്നാൽ പതിവായ പുനരവലോകനം നടത്തുന്നത് നിങ്ങളെ ഇതിൽനിന്നും പുറത്തുകൊണ്ടുവരാൻ സഹായിക്കും. ചിലപ്പോൾ, നിങ്ങൾക്ക് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കില്ലെങ്കിലും ജീവിതത്തിന്റെ വിവിധ വശങ്ങളിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുന്ന ധാരാളം അറിവുകൾ നിങ്ങൾക്ക് ലഭിക്കും.വളരെ പെട്ടെന്ന് വളരെ കൂടുതൽ പ്രതീക്ഷിക്കുന്നതിനാൽ, നിങ്ങൾ അതിശക്തമായ ആന്തരിക സമ്മർദ്ദത്തിലാകും കൂടാതെ വിട്ടുവീഴ്ച്ച ചെയ്യാതെ പിടിവാശി കാണിക്കുകയും ചെയ്യും. അങ്ങേയറ്റം വികാരവിവശനാണ്, നിങ്ങൾ ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യുന്നതിനായി ഊർജ്ജം ചിലവാക്കും എന്നാൽ വിരളമായി മാത്രമേ എന്തെങ്കിലും പൂർത്തീകരിക്കാറുള്ളു, എന്തെന്നാൽ കണ്ടുപിടിക്കാനായി പുതിയ കാര്യങ്ങൾ എപ്പോഴും ഉണ്ടാകും. പ്രായം ചെല്ലുമ്പോൾ, നിങ്ങൾക്ക് ചെന്നികുത്ത് ഉണ്ടായേക്കാം അതിനാൽ ശാന്തമായിരിക്കുവാൻ ശീലിക്കുക. ശാരീരികവും മാനസികവുമായ അച്ചടക്കം നൽകുന്ന യോഗ പോലുള്ളവ മികച്ച പ്രതിവിധിയാണ്. Vj Andy ജീവിത ശൈലിയുടെ ജാതകം സംഭാഷണം നിങ്ങൾ ഇഷ്ടപ്പെടുന്നു, കൂടാതെ മറ്റുള്ളവർ കാൺകെ നല്ല ജോലി കാഴ്ച്ച വയ്ക്കുവാൻ നിങ്ങൾ മികച്ച രീതിയിൽ പ്രചോദിതനാണ്. നിങ്ങൾ ഒരു മേടയിലാണെങ്കിൽ, കുറച്ചു പ്രേക്ഷകരെക്കാൾ വളരെ അധികം പ്രേക്ഷകരുണ്ടെങ്കിൽ നിങ്ങൾ നല്ല മികച്ച ജോലി കാഴ്ച്ചവയ്ക്കും. രാജ്യങ്ങളുടെ പേരുകള്‍ വേണ്ട; കോവിഡ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരങ്ങള്‍ പേരുകളായി നല്‍കും Future Kerala രാജ്യങ്ങളുടെ പേരുകള്‍ വേണ്ട; കോവിഡ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരങ്ങള്‍ പേരുകളായി നല്‍കും രാജ്യങ്ങളുടെ പേരുകള്‍ വേണ്ട; കോവിഡ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരങ്ങള്‍ പേരുകളായി നല്‍കും ജനീവ ഇനിമുതല്‍ ആശങ്കപ്പെടേണ്ട വിഭാഗത്തിലുള്ള കോവിഡ്-19 വകഭേദങ്ങള്‍ ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരില്‍ അറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. വകഭേദങ്ങള്‍ക്ക് അവ ആദ്യമായി പ്രത്യക്ഷപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ നല്‍കി ആ രാജ്യങ്ങളെ അവഹേളിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് സംഘടന പറഞ്ഞു. ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ സംഘമാണ് പുതിയ നാമകരണ രീതി മുന്നോട്ടുവെച്ചത്. ശാസ്ത്രാവബോധം കുറഞ്ഞവര്‍ക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ പ്രായോഗികവും എളുപ്പവും ഈ രീതിയിലുള്ള നാമകരണമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. അതേസമയം കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ വകഭേദങ്ങളെ കണ്ടെത്തുന്നതിനും പേരുകള്‍ നല്‍കുന്നതിനുമുള്ള നിലവിലുള്ള സംവിധാനങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ തുടരുമെന്നും സംഘടന വ്യക്തമാക്കി. കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021'-ൽ വിജയിയായി ഇതുവരെ ആശങ്കപ്പെടേണ്ട് നാല് കോവിഡ്-19 വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദം ഇനിമുതല്‍ ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ബീറ്റ എന്നും ബ്രസീലില്‍ കണ്ടെത്തിയത് ഗാമ എന്നും അറിയപ്പെടും. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ, ആശങ്കപ്പെടേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ എന്നാണ് അറിയപ്പെടുക. കോവിഡ്-19 പകര്‍ച്ചവ്യാധി ഉടനൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പുതിയ നാമകരണ രീതി സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. പകര്‍ച്ചവ്യാധി മൂലം ഇത്തവണ ഓണ്‍ലൈനായി നടത്തപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗെബ്രിയേസസ് കോവിഡ് അവസാനിക്കാന്‍ ഇനിയുമേറെ കാത്തിരിക്കണമെന്ന സൂചന നല്‍കിയത്. പകര്‍ച്ചവ്യാധി അവസാനിപ്പിക്കാന്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ആഗോളതലത്തില്‍ കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അപകടം നീങ്ങിയെന്ന ചിന്ത ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ പിശകായിരിക്കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ഓര്‍മ്മിപ്പിച്ചു. യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി [perfectpullquote align=”left” bordertop=”false” cite=”” link=”” color=”” class=”” size=”15″]ഇതുവരെ ആശങ്കപ്പെടേണ്ട നാല് കോവിഡ്-19 വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദം ഇനിമുതല്‍ ആല്‍ഫ എന്നും ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത് ബീറ്റ എന്നും ബ്രസീലില്‍ കണ്ടെത്തിയത് ഗാമ എന്നും അറിയപ്പെടും. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ, ആശങ്കപ്പെടേണ്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ കോവിഡ് വകഭേദം ഡെല്‍റ്റ എന്നാണ് അറിയപ്പെടുക perfectpullquote]സാമൂഹിക അകലം പാലിക്കല്‍, കൈകളുടെ ശുചിത്വം, മാസ്‌ക് ധരിക്കല്‍, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങി പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ ലോകത്ത് പൊതുവായ കാര്യമായി മാറിയ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യത്തെ കുറിച്ചും ഗെബ്രിയേസസ് സൂചിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ തോതിലുള്ള രോഗഭീഷണിയുള്ളവര്‍ക്കും രോഗത്തില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ ഇല്ലാതെ ദരിദ്ര രാഷ്ട്രങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടേറിയ വാക്‌സിനുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയും യുവാക്കള്‍ക്കും ആരോഗ്യവാന്മാര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്ത നടപടിയെ ലോകാരോഗ്യ സംഘടന തലവന്‍ വിമര്‍ശിച്ചു. ‘ഒരിക്കല്‍ നാം പകര്‍ച്ചവ്യാധിയെ പിന്നിലാക്കും, എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരിലും നടുവൊടിഞ്ഞ് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകരിലും മാസങ്ങളോളം ഒറ്റപ്പെടല്‍ അനുഭവിച്ച ദശലക്ഷക്കണക്കിന് ജനങ്ങളിലും അത് തീര്‍ത്ത മാനസികമായ ആഘാതം എക്കാലവും നിലനില്‍ക്കും,’ ഗെബ്രിയേസസ് പറഞ്ഞു. ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് Previous പി ഡി ശങ്കരനാരായണന്‍ വിരമിച്ചു Next കാന്‍സര്‍, എംഎസ് മരുന്ന് ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഏഴ് പേറ്റന്റുകള്‍ കരസ്ഥമാക്കി അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ യു എസ് ടിക്ക് മികച്ച തൊഴിലിടമെന്ന ബഹുമതി 2021 നവംബറിലെ മൊത്തം GST വരുമാനം 1,31,526 കോടി രൂപ; കേരളത്തിന്റെ GST വരുമാനത്തിൽ 36 ശതമാനം വർദ്ധന കേരള ട്രാവല്‍ മാര്‍ട്ട് 11-ാം പതിപ്പ് 2022 മാര്‍ച്ച് 24 മുതല്‍ കൊച്ചിയില്‍ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ » അറിയുമോ, 1 വര്‍ഷം കൊണ്ട് 10,000 രൂപ 3 ലക്ഷമാക്കി മാറ്റിയ ഒരു സ്റ്റോക്കുണ്ട് ഇവിടെ! അറിയുമോ, 1 വര്‍ഷം കൊണ്ട് 10,000 രൂപ 3 ലക്ഷമാക്കി മാറ്റിയ ഒരു സ്റ്റോക്കുണ്ട് ഇവിടെ! 100 രൂപയുടെ ഈ മെറ്റല്‍ സ്റ്റോക്ക് വാങ്ങാം; ടാര്‍ഗറ്റ് വില 172 രൂപ! 3 hrs ago 100 രൂപയുടെ ഈ മെറ്റല്‍ സ്റ്റോക്ക് വാങ്ങാം; ടാര്‍ഗറ്റ് വില 172 രൂപ! 6 hrs ago 3 ആഴ്ച്ച കൊണ്ട് 17% വരെ നേട്ടമെന്ന് പ്രവചനം; 45 രൂപയുള്ള യൂണിയന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം 7 hrs ago 6 മാസം കൊണ്ട് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 1,000 രൂപ തൊടുമെന്ന് പ്രവചനം; ഡോളി ഖന്നയ്ക്കും നിക്ഷേപം 9 hrs ago ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു Movies ഞാന്‍ അനുഭവിച്ചതൊക്കെ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങള്‍ ആ സത്യം അറിയണം; പുതിയ സിനിമയുമായി ആയിഷ സുല്‍ത്താന Automobiles വില കേട്ടാല്‍ ഞെട്ടും! Infinity E1 ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് Bounce Travel ഇത് പുരുളിയ പച്ചപ്പും പ്രകൃതിഭംഗിയും ആവശ്യത്തിലധികമുള്ള നാട് പോയാലോ!! Technology നിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർ Sports IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം Lifestyle ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത് News എംപിമാരുടെ സസ്പെൻഷൻ; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം..കറുത്ത ബാന്റ് കെട്ടി ധർണ Also Read: ഈ വര്‍ഷം നിക്ഷേപകര്‍ക്ക് കിട്ടിയത് 125% ലാഭം; ഈ സ്റ്റോക്ക് ഇനിയും വാങ്ങാമെന്ന് മോട്ടിലാല്‍ ഓസ്‌വാള്‍ Also Read: ഇന്ത്യയില്‍ കുതിച്ചുയരാന്‍ സാധ്യതയുള്ള 5 ഇന്റര്‍നെറ്റ് സ്റ്റോക്കുകള്‍; പട്ടികയില്‍ ഐആര്‍സിടിസിയും Also Read: മികച്ച ലാഭം തരാന്‍ കഴിയുന്ന 4 ഓട്ടോ സ്‌റ്റോക്കുകള്‍; ഏഞ്ചല്‍ ബ്രോക്കിങ് പറയുന്നു ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് എക്‌സ്‌പ്രോ ഇന്ത്യാ ലിമിറ്റഡ്. ഫ്രിഡ്ജുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കപ്പാസിറ്ററുകളുടെയും ലൈനറുകളുടെയും പാക്കേജിങ് ഘടകങ്ങള്‍ ഉത്പാദിപ്പിച്ചാണ് കമ്പനി ബിസിനസ് നടത്തുന്നത്. നിലവില്‍ കപ്പാസിറ്ററുകള്‍ക്ക് പാക്കേജിങ് ഘടകങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനി ഇന്ത്യയിലില്ല. Also Read: 10,000 രൂപ 13 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്; അറിയണം 13,000 ശതമാനം വരെ ഉയര്‍ന്ന പെന്നി സ്റ്റോക്കുകളെ! മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. 100 രൂപയുടെ ഈ മെറ്റല്‍ സ്റ്റോക്ക് വാങ്ങാം; ടാര്‍ഗറ്റ് വില 172 രൂപ! 3 ആഴ്ച്ച കൊണ്ട് 17% വരെ നേട്ടമെന്ന് പ്രവചനം; 45 രൂപയുള്ള യൂണിയന്‍ ബാങ്ക് ഓഹരികള്‍ വാങ്ങാം 6 മാസം കൊണ്ട് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 1,000 രൂപ തൊടുമെന്ന് പ്രവചനം; ഡോളി ഖന്നയ്ക്കും നിക്ഷേപം ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ എപ്പോള്‍ വാങ്ങണം? വിപണി വിദഗ്ധര്‍ പറയുന്നു 37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ? നഷ്ടപ്പെട്ടത് തിരികെപിടിച്ചു; സെന്‍സെക്‌സില്‍ 600 പോയിന്റിന്റെ കുതിപ്പ്; നിഫ്റ്റി 17,150-ന് മുകളില്‍ ഇറക്കത്തിന് പിന്നാലെ കയറ്റവുമുണ്ട്; ഈ ബാങ്കിംഗ് സ്റ്റോക്ക് 50% നേട്ടം നല്‍കാം വീണ്ടും ആവേശത്തുടക്കം, സെന്‍സെക്‌സില്‍ 600 പോയിന്റിന്റെ കുതിപ്പ്, നിഫ്റ്റി 17,200-ല്‍ ഹ്രസ്വകാല നേട്ടത്തിന് വാങ്ങാം ഡോക്ടര്‍ ലാല്‍ പാത്‌ലാബ്‌സ് ഉള്‍പ്പെടെ 3 സ്റ്റോക്കുകള്‍; 11% വരെ ലാഭസാധ്യത തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍ ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം ഒമിക്രോണ്‍ ഭീതി; ലോകവ്യാപാര സംഘടനയുടെ നിര്‍ണായക യോഗം മാറ്റി ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കില്‍ ജുന്‍ജുന്‍വാലയ്ക്ക് നഷ്ടം 763 കോടി രൂപ! ഏറ്റവും പുതിയ ഫിനാന്ഷ്യല് ന്യൂസുകളും ടിപ്സുകളുമറിഞ്ഞ് നിങ്ങളുടെ വരുമാനം വര്ധിപ്പിക്കു! നിങ്ങളുടെ ഇന്ബോക്സില് ന്യൂസ് ലെറ്ററുകള് ലഭിക്കാന് സബ്സ്ക്രൈബ് ചെയ്യൂ. കേരളം സുസ്ഥിര വികസനത്തിന്‌ ഒരു രൂപരേഖ 2018 ലെ മഹാപ്രളയവും തുടർന്ന് 2019-ൽ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓർമിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരു തിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉൾകൊണ്ടില്ലെങ്കിൽ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകൾ വിമർശ നാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവർത്തനങ്ങൾക്കും സഹായകമാണ് ഈ പുസ്തകം. ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.😍😍 ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.👌👌 Classic Movies ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.😍😍 ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.👌👌 ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.😍😍 ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.👌👌 നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇഡലി വീടുകളിൽ ഉണ്ടാക്കാത്തവർ അപൂർവ്വമായിരിക്കും. അത്രക്കും ഇടയ്‌ക്ക് മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രാധാന്യമർഹിക്കുന്നു. സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. 2 കപ്പ് അരിയും 1 കപ്പ് ഉഴുന്നും എടുത്ത ശേഷം നന്നായി കഴുകി 4 മണിക്കൂർ കുതിരാൻ വെക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം. നല്ല സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. ശേഷം മിക്സിയിൽ 1 കപ്പ് ചോറ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. 8 മണിക്കൂർ പൊന്തിവരാനായി മാറ്റി വെക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടവി ഇഡ്ഡ്ലി പാത്രം ചൂടായതിനു ശേഷം മാത്രം മാവ് കോരിയൊഴിക്കാം. ഇഡ്ഡലി തട്ടിൽ ഒട്ടിപ്പിടിക്കാതെ നല്ല ഷേപ്പിൽ തന്നെ ഇഡ്ഡലി തയ്യാറാക്കാനും എളുപ്പം അടര്തിയെടുക്കാനുമുള്ള വിദ്യകൾ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ ഉപകാരപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഹല്യ. കൊല്ലം സ്വദേശിയായ എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമാണ് പാചകം. പുത്തൻ റെസിപ്പികൾ പരീക്ഷിക്കുകയും അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ജോലികൾ എളുപ്പമാക്കാൻ എല്ലാവര്ക്കും ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടി നമ്പറുകളും അവയിൽ ഉൾപെടുത്താറുണ്ട്. കൂടാതെ സിനിമകളെയും വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. 13 ലക്ഷം രൂപയ്ക്കു നാല് സെന്റിൽ ഈ വീട് വെക്കാം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കിടിലൻ വീട്.👌👌 “പൊന്നുവിന് ധൈര്യം കൊടുത്തത് സിദ്ദിഖ് ഇക്കാ പണ്ട് പറഞ്ഞ കാര്യം പറഞ്ഞുകൊടുത്ത്” ഡിംപിൾ റോസിന്റെ പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് അമ്മ 😓😔 കാണാം പുതിയ വീഡിയോ.. വൈവിധ്യമാർന്ന സൈബർ വിഷയങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഞങ്ങളുടെ സൈബർ സുരക്ഷാ വിദഗ്ധരിൽ ഒരാളെ ബുക്ക് ചെയ്യുക ശ്രീ നാമരാമായണം മലയാളം Nama Ramayanam Lyrics Malayalam by sacred hinduism. ഭക്ത രാംദാസ് ആണ് നാമ രാമായണം രചിച്ചത്. 108 വരികളില്‍ എഴുതിയ നാമരാമായണം ദിവസവും ജപിക്കുന്നത് രാമായണം പാരായണം ചെയുന്ന അതെ ഫലം നൽകും. ബാലകാണ്ഡം മുതല്‍ ഉത്തരാകാണ്ഡം വരെ 108 വരികളില്‍ 14. സ്ഥാപനം സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ മുനിസിപ്പാലിറ്റിയിലെ കോർപറേഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം 'എന്റെ മഹര്‍ ആയി ആവശ്യപ്പെട്ടത് ഖുര്‍ ആനും ഭരണഘടനയുമാണ്, ജെന്‍ഡര്‍ രാഷ്ട്രീയം ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ നജ്മ തബ്ഷീറ പാര്‍ട്ടിക്കകത്ത് നീതി കിട്ടില്ലെന്ന ബോധ്യം വന്നപ്പോഴാണ് ഭരണഘടനാ സ്ഥാപത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ. ആ പെണ്ണിന്റെ സ്വഭാവം മോശമെന്ന് പറഞ്ഞാല്‍ അതോടുകൂടി അവള്‍ പറയുന്ന പോയിന്റുകളെല്ലാം റദ്ദ് ചെയ്യപ്പെട്ടു. സ്വഭാവത്തെ ചോദ്യം ചെയ്യുക എന്നത് എല്ലാ കാലത്തും ആണധികാരത്തിന്റെ ടൂള്‍ ആണ്. ദ ക്യു റൈറ്റ് അവര്‍ (Right Hour) അഭിമുഖ സീരീസില്‍ 'നജ്മ തബ്ഷീറയുമായി ശ്രിന്‍ഷ രാമകൃഷ്ണന്‍ നടത്തിയ അഭിമുഖം ദ ക്യു ന്യൂസ് യൂട്യൂബ് ചാനലിലും ദ ക്യു ഫേസ്ബുക്ക് പേജിലും കാണാം. അബുദാബി: രാഷ്ട്രീയത്തെക്കാളും മതത്തെക്കാളും പ്രസക്തിയോടെ പലപ്പോഴും ജനതകളെ ഒരുമിപ്പിച്ചു നിർത്താൻ സംഗീതമുൾപ്പെടെ കലകൾക്കാണ് സാധിക്കുകയെന്ന് ഡോ. എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. സ്വന്തം പാരമ്പര്യങ്ങളിൽ നിന്നുകൊണ്ട് മനുഷ്യഹൃദയങ്ങളുടെ രഞ്ജിപ്പിന്റെ ഈ സൗന്ദര്യം ആവിഷ്ക്കരിച്ച സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്റ്ററെന്നും അദ്ദേഹം പറഞ്ഞു. മലയാളമണ്ണിന്റെ മണമുള്ള പാട്ടുകൾ കൊണ്ട് മലയാണ്മയെ ധന്യമാക്കിയ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത സംഗീത മേളയൊരുക്കി സമുചിതമായ ആദരമൊരുക്കിയ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. എം.എൻ.കാരശ്ശേരി. കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു ഉമ്മുൽ ഖുവൈൻ്റെ ഹൃദയത്തിൽ വിശ്വ വിശാല കേന്ദ്രമായി ലുലു നയിക്കുന്ന “മാൾ ഓഫ് യു എ ക്യു” സാക്ഷാൽക്കരിക്കപ്പെട്ടു Info • UAE News • അബൂദാബി • ദുബായ് • വിദ്യാഭ്യാസം • വിനോദം • ഷാർജ ഈ ആഴ്ച അവസാനത്തോടുകൂടി യുഎഇയിലെ സ്‌കൂളുകൾ ശൈത്യകാല അവധിയിലേക്ക്… യുഎഇയിൽ എത്തിഹാദ് റെയിൽ വഴി പാസഞ്ചർ സർവീസുകളും 50 മിനിറ്റിനുള്ളിൽ ദുബായിൽ നിന്ന് അബുദാബിയിലെത്താം. യുഎഇയിൽ ഇന്ന് കോവിഡ് മരണമില്ല 50 പുതിയ കോവിഡ് കേസുകളും 75 പേർക്ക് രോഗമുക്‌തിയും അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ ഒമാനിലെ പ്രവാസി മലയാളിക്ക് 10 മില്ല്യൺ ദിർഹം യുഎഇയിൽ ഇന്ന് കോവിഡ് മരണമില്ല 54 പുതിയ കോവിഡ് കേസുകളും 79 പേർക്ക് രോഗമുക്‌തിയും ഒമിക്രോണ്‍ മുൻകരുതൽ വാക്‌സിൻ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്ന് ഓർമ്മപ്പെടുത്തി യുഎഇ ആരോഗ്യമന്ത്രാലയം ദുബായിൽ അനധികൃതമായി നടപ്പാതയിൽ വാഹനങ്ങൾ പാർക്കിംഗ് ചെയ്യുന്നവർക്ക് കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് 2021-12-06 ഈ ആഴ്ച അവസാനത്തോടുകൂടി യുഎഇയിലെ സ്‌കൂളുകൾ ശൈത്യകാല അവധിയിലേക്ക്… 2021-12-06 രാജസ്ഥാനിലും ഒരു കുടുംബത്തിലെ 9 പേർക്ക് ഒമിക്രോണ്‍ ഇന്ത്യയിലെ ആകെ കേസുകൾ 21 ആയി 2021-12-05 യുഎഇയിൽ എത്തിഹാദ് റെയിൽ വഴി പാസഞ്ചർ സർവീസുകളും 50 മിനിറ്റിനുള്ളിൽ ദുബായിൽ നിന്ന് അബുദാബിയിലെത്താം. 2021-12-05 ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് അല്‍ മുസല്ല ടവറിലെ കോര്‍പറേറ്റ് ഓഫീസില്‍ ഒരുക്കിയ ഓണാഘോഷത്തില്‍ പങ്കെടുത്ത ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈനോടൊപ്പം ജീവനക്കാര്‍ ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ഈ വര്‍ഷത്തെ ഓണം വിപുലമായി ആഘോഷിച്ചു. അല്‍ മുസല്ല ടവറിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ആഘോഷത്തില്‍ മുഴുവന്‍ ജീവനക്കാരും കേരളത്തനിമയാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചും പൂക്കളമൊരുക്കിയും ഓണസദ്യയും വിവിധ കലാപരിപാടികളുമായും ഈ വര്‍ഷത്തെ ഓണഘോഷം ഉല്‍സവമാക്കി മാറ്റി. ജാതി-മത-വര്‍ഗ-ഭാഷാ ഭേദമില്ലാതെ ലോകത്തിലെ വിവിധ ഉല്‍സവങ്ങള്‍ ജീവനക്കാരോടൊപ്പം ആഘോഷിക്കുന്നതിലൂടെ ഐക്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുകയും അതു വഴി ഇപ്പോഴുള്ള പല സാമൂഹിക പ്രശ്‌നങ്ങളും മാറുകയും ജനങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുകയും ചെയ്യും. മഹാമാരിയുടെയും തൊഴില്‍ നഷ്ടത്തിന്റെയും ഈ കാലഘട്ടത്തില്‍ ആഘോഷങ്ങളെക്കാള്‍ അതിജീവനത്തിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ ജീവനക്കാരെ ഉണര്‍ത്തി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഐക്യവും ലോകം മുഴുവന്‍ മാതൃകയാവട്ടെയെന്നും നമ്മുടെ ഒത്തൊരുമയും സഹജീവികളോടുള്ള സഹവര്‍ത്തിത്വവും എല്ലാവരെയും നന്മയിലേക്ക് നയിക്കട്ടെയെന്നും ഡോ. കെ.പി ഹുസൈന്‍ ആശംസിച്ചു. കോവിഡ്19 മഹാമാരി ഉള്‍പ്പടെയുള്ള തിന്മകളെയെല്ലാം പുറംതള്ളി ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ പൊന്നോണ നാളുകള്‍ വീണ്ടും എത്തട്ടെയെന്നും ഓണാഘോഷച്ചടങ്ങില്‍ പങ്കെടുത്ത ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബീന ഹുസൈന്‍ ആശംസിച്ചു. ഫര്‍സാന ഹുസൈന്‍, ഫരീദ ഹുസൈന്‍, ജോ അലി, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ജനറല്‍ മാനേജര്‍ ഡോ. എല്‍സയ്യിദ്, ഓപറേഷന്‍സ് മാനേജര്‍ അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. Previous articleഇന്ത്യാ-യുഎഇ ബന്ധം ഏറ്റവും മികച്ചത്: പി.വി അബ്ദുല്‍ വഹാബ് എംപി Next articleടൊവിനോ തോമസിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹ സമ്മാനവുമായി എം.എ യൂസഫലി വീര രക്തസാക്ഷികളുടെ അമരത്വം വിളിച്ചറിയിച്ച് കെഎംസിസി പരിപാടി ദുബൈ എക്‌സ്‌പോയില്‍ കലയുടെ കേളികൊട്ടായി കെഎംസിസിയുടെ ‘കേരളീയം’ ജീവന്‍ രക്ഷിച്ചവര്‍ക്ക് സ്‌നേഹ സമ്മാനവുമായി എം.എ യൂസഫലി 50-ാം യുഎഇ ദേശീയ ദിനം: ‘ദി ജേര്‍ണി ഓഫ് ജോഹറ’യുമായി റയീസയും ജാസ്മിനും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; ദുബൈ കെഎംസിസി ഫ്‌ളൈറ്റില്‍ പോകാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി യുഎഇ കെഎംസിസി; അനുമതി തേടി അപേക്ഷ നല്‍കി തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സൈഫുദ്ദീനും കുടുംബവും തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കൾ ആഘോഷിയ്ക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേർന്നു വരുന്ന ദിവസമാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. ഇത് ദേവി ആദിപരാശക്തിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായി കണക്കാക്കപ്പെടുന്നു. സന്ധ്യക്ക്‌ മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച്, പരാശക്തിയെ മനസിൽ വണങ്ങി നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നു. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ഭഗവതിയുടെ ജന്മനക്ഷത്രമായതിനാലാണ് അന്നേ ദിവസം തൃക്കാർത്തിക മഹോത്സവമായി ആചരിക്കുന്നത്. ദുർഗ്ഗാ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ അന്ന് വിശേഷമാണ്. മനസ്സിലേയും വീട്ടിലേയും സകല ദുരിതങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്കുകൾ കത്തിച്ചാൽ ഭഗവതി ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും, ഗോലോകത്തിൽ ശ്രീകൃഷ്ണൻ രാധികാദേവിയെ പൂജിച്ച ദിവസമാണെന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷ്മി വസിക്കും എന്നും ഐതിഹ്യം പറയുന്നു. അഗ്നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിപുലമായ പൊങ്കാല മഹോത്സവം നടന്നു വരുന്നത്. കേരളത്തിൽ ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, കാടാമ്പുഴ, മൃദംഗശൈലേശ്വരി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ അന്ന് വിശേഷാൽ ചടങ്ങുകൾ നടന്നു കാണാറുണ്ട്. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 16:40, 19 നവംബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കരാറുകാരുടെ പേരും ഫോണ്‍ നമ്ബറും റോഡരികില്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍ അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍ അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു; ഈ വര്‍ഷം പിടികൂടിയത് 39000 ലിറ്റര്‍ വാഷ് ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ കുടിയന്മാര്‍ ഉള്ളത്? കുറവ് ന്യൂസിലന്‍ഡില്‍; പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന രാജ്യവുമുണ്ട് ലണ്ടന്‍: ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ ‘കുടിയന്മാര്‍’ ഉള്ളതെന്നറിയാമോ? ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ്. 22 രാജ്യങ്ങളില്‍ വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; ഏഴടി നീളം; കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിൽ; ഭയന്ന് വീട്ടമ്മ വീട്ടിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഭയന്ന് വീട്ടമ്മ. വീടിന്റെ രണ്ടാം നിലയിലേക്കുള്ള തടി കൊണ്ട് നിർമിച്ച കൈവരിയിൽ ചുറ്റിവരിഞ്ഞ നിലയിലാണ് പാമ്പ് കിടന്നത്. തായ്‌ലൻഡിലെ സാറാബുരി പ്രവിശ്യയിലാണ് ആരാധകന്റെ മുഖത്ത് മൂത്രമൊഴിച്ച്‌ റോക്ക് ഗായിക; വിവാദമായതോടെ ഖേദപ്രകടനം സംഗീത നിശയ്ക്കിടെ ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തി അയാളുടെ മുഖത്തേക്ക് മൂത്രമൊഴിച്ച്‌ (Peeing) റോക്ക് ഗായിക (Rock Singer).സംഭവം വലിയ തരത്തിലുള്ള വിവാദത്തിന് വഴിവെച്ചതോടെ ഗായിക മാപ്പ് പറഞ്ഞ് യുഎസില്‍ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരന്‍ ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചു ബെയ്ജിങ് ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു.രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി മാളുകളും പാര്‍പ്പിട സമുച്ചയങ്ങളും അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ് അതിവേഗം കോവിഡ് പടര്‍ന്നുപിടിക്കുന്നത്. പ്രാദേശിക നാല്‍പ്പത്തിയേഴുകാരന്‍ ടോയ്‌ലറ്റിലിരിക്കുന്നതിനിടെ ഒളിച്ചിരുന്ന പാമ്ബ് ജനനേന്ദ്രിയത്തില്‍ കടിച്ചു, ജീവന്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന് നാല്‍പ്പത്തിയേഴ് വയസുകാരന്‍ ടോയ്‌ലറ്റിലിരിക്കുന്നതിനിടെ ഒളിച്ചിരുന്ന പാമ്ബ് ജനനേന്ദ്രിയത്തില്‍ കടിച്ചു. ദക്ഷിണാഫ്രിക്കയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ഡച്ചുകാരനാണ് ഇങ്ങനെ ഒരു ദുരവസ്ഥയുണ്ടായത് പാമ്ബിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ഹെലികോപ്ടറിന്റെ ഫെയ്സ്ബുക്കില്‍ ഇനി മുതല്‍ സൗജന്യ സേവനമില്ല; നിരക്ക് ഏര്‍പ്പെടുത്താനൊരുങ്ങി സക്കര്‍ബര്‍ഗ് വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ കാഠ്മണ്ഡുവഴി കേരളത്തിലേക്ക് സ്ഥിരമായി കടക്കുന്നതായി പോലീസിന്‍റെ കണ്ടെത്തല്‍ വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ കാഠ്മണ്ഡുവഴി കേരളത്തിലേക്ക് സ്ഥിരമായി കടക്കുന്നതായി പോലീസിന്‍റെ കണ്ടെത്തല്‍. കാഠ്മണ്ഡു വഴിയുള്ള സ്വര്‍ണക്കടത്ത് രാജ്യത്തിന് ഭീഷണിയായി മാറിയതിന് പിന്നാലെയാണ് ക്രിമിനലുകളും ഇതേ മാര്‍ഗം സ്വീകരിക്കുന്നതായി പോലീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടന്നു വത്തിക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ചക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം.വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം സന്ദർശക കൂട്ടിക്കലിനൊരു കൈതാങ്ങുമായി പ്രവാസി കേരള കോൺഗ്രസ്(എം) കുവൈറ്റ് കുവൈറ്റ് പ്രകൃതി ക്ഷോഭത്തിൽ ദുരിതത്തിലായ കൂട്ടിക്കലിന് സഹായം എത്തിക്കുന്നതിന് പ്രവാസി കേരള കോൺഗ്രസ്(എം) ദുരിതാശ്വാസ നിധി രൂപീകരിച്ചു. ലോക കേരള സഭാ അംഗം ജേക്കബ് ചണ്ണപ്പേട്ട വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് ആഴ്ച തൊറും ആര്‍ടിപിസിആര്‍ പരിശോധന; ഉത്തരവ് ഇന്ന് കരാറുകാരുടെ പേരും ഫോണ്‍ നമ്ബറും റോഡരികില്‍ പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി കരാറുകാര്‍ അസുഖം ഭേദമാക്കാന്‍ പൂജയുടെ മറവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍ അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു; ഈ വര്‍ഷം പിടികൂടിയത് 39000 ലിറ്റര്‍ വാഷ് പകരക്കാരനായി സ്കാനിയയില്‍ പോയ ഹരീഷീന്റെ യാത്ര അന്ത്യ യാത്രയായി; സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനയും വിഫലം; ബെംഗളുരുവിലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അന്തരിച്ചു കോട്ടയം സംക്രാന്തിയിൽ വാഹനാപകടം: റേഞ്ച് റോവർ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന മലപ്പുറത്തെ വിദ്യാര്‍ത്ഥിയില്‍ നിന്നും മറ്റൊരു സ്ഥാപനത്തില്‍ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച്‌ 50000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി മുങ്ങി; ഒളിവില്‍ പോയ പ്രതിയെ വാടക വീട്ടില്‍ നിന്നും പിടികൂടി ‘പന്നിമലർത്ത്‌’ തന്നെ പ്രധാന കളി, മറിയുന്നത് ലക്ഷങ്ങൾ; നടത്തിപ്പുകാരായ ഗുണ്ടകൾക്ക് ഓരോ ടേബിളിനും 5,000 മുതൽ 10,000 രൂപ വരെ; സിന്തറ്റിക് ലഹരി ഒഴുകുന്ന റേവ് പാർട്ടികൾ മാത്രമല്ല, ഗോവയിലെ ചൂതാട്ടവും കൊച്ചിയിലേക്ക് മോഡലിനെ രണ്ട്‌ ദിവസം തടവില്‍ പാര്‍പ്പിച്ച്‌ കൂട്ടമാനഭംഗം; ഒരാള്‍ അറസ്‌റ്റില്‍ കേവലം 48 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത് ഗ്ലാസ്‌ഗോ: ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ചൈനയുടെ ചെന്‍ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനലില്‍ സിന്ധു ഇടംപിടിച്ചത്. ഒളിമ്പിക്‌സ് വെള്ളി മെഡല്‍ തിളക്കം രാജ്യത്തിന് സമ്മാനിച്ച സിന്ധുവിന് ലോക ജൂനിയര്‍ ചാമ്പ്യന്‍ കൂടിയായ യൂഫെയി ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല. കേവലം 48 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. സിന്ധുവിന്റെ മിന്നുന്ന സ്മാഷുകള്‍ക്ക് യൂഫെയിയുടെ കൈയില്‍ മറുപടിയുണ്ടായില്ല. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരു താരങ്ങളും സ്‌കോര്‍ 8-8 വരെ ഒപ്പം പിടിച്ചു. ഇടയ്ക്ക് സിന്ധുവിനെ ഞെട്ടിച്ചുകൊണ്ട് യൂഫെയി നീണ്ട ഒരു റാലിയും നേടി. 8-8 ല്‍ നിന്ന് സിന്ധു കത്തിക്കയറി നേരെ 11-8. പിന്നെ 13-8, 15-9 പിഴവൊന്നും വരുത്താതെ സിന്ധു പോയന്റുകള്‍ വാരി. പിന്നീട് കാര്യമായ എതിര്‍പ്പില്ലാതെ 21-13 ന് ആദ്യ ഗെയിം. രണ്ടാം ഗെയിമില്‍ സിന്ധു അക്ഷരാര്‍ഥത്തില്‍ യുഫെയിയെ കാഴ്ചക്കാരിയാക്കി മുന്നേറുകയായിരുന്നു. 8-0 ത്തിന്റെ ലീഡ് പിടിച്ച സിന്ധു നയം വ്യക്തമാക്കി. ഒടുവില്‍ 21-10 ഗെയിമും ഫൈനല്‍ ബര്‍ത്തും. സെമിയില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയ ജപ്പാന്റെ നൊസോമി ഒകുഹരയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. സെമിയില്‍ പോരാട്ടം അവസാനിച്ചെങ്കിലും സൈനയ്ക്ക വെങ്കലം ലഭിക്കും. 2013 ലും 2014 ലും സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു. ആറ് തവണ ഒകുഹരയുമായി ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ സിന്ധുവും മൂന്നു തവണ ഒകുഹരയുമാണ് വിജയിച്ചത്. അതുകൊണ്ട് തന്നെ ഫൈനല്‍ തുല്യശക്തികളുടെ പോരാട്ടമാകുമെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സിന്ധുവിനൊപ്പമായിരുന്നു. ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; പി.വി സിന്ധുവിന് വെള്ളി ബാലി: ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; പി.വി സിന്ധുവിന് വെള്ളി ഡെന്‍മാര്‍ക്ക് ഓപ്പണ്‍; പി.വി സിന്ധു ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് 'ഇനി സിന്ധുവിന് പ്രധാനമന്ത്രിയുമൊത്ത് ഐസ്‌ക്രീം കഴിക്കാം' വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; പി.വി സിന്ധുവിന് വെള്ളി ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: യമഗൂച്ചിയെ കീഴടക്കി പിവി സിന്ധു ഫൈനലില്‍ ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍: സിന്ധുവും സെന്നും സെമിയില്‍ ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്റണ്‍: രണ്ടാം മത്സരത്തില്‍ ശ്രീകാന്തിന് തോല്‍വി ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍ ബാഡ്മിന്റണില്‍ ശ്രീകാന്തിന് വിജയം മുഖംമിനുക്കി ഫെയ്‌സ്ബുക്ക് ഡെസ്ക്ടോപ്പ് വെബ്സൈറ്റ്, ഡാർക്ക് മോഡ് ഇനി എല്ലാവർക്കും ലഭിക്കും TechLokam മുഖംമിനുക്കി ഫെയ്‌സ്ബുക്ക് ഡെസ്ക്ടോപ്പ് വെബ്സൈറ്റ്, ഡാർക്ക് മോഡ് ഇനി എല്ലാവർക്കും ലഭിക്കും ഫെയ്‌സ്ബുക്ക് അവരുടെ ഡെസ്ക്ടോപ്പ് വെബ്സൈറ്റ് പുതിയ ഫീച്ചറുകള്‍ ഉൾപ്പെടുത്തി പുതുക്കി. അതുവഴി പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചിരുന്ന ഡാർക്ക് മോഡ് ഇനി എല്ലാവർക്കും ലഭിക്കും. പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് വെബ്സൈറ്റിനെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. പരിഷ്കരിച്ച വെബ്സൈറ്റ് വേഗതയേറിയതും, ഉപയോഗിക്കാൻ ലളിതവും, പുതിയ ഡാർക്ക് മോഡ് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുമെന്നും ഇതിൽ പറഞ്ഞിട്ടുണ്ട്. ഡാർക്ക് മോഡ് കൂടാതെ ലേയൗട്ടിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ന്യൂസ് ഫീഡിന്റെ വീതി വീണ്ടും കുറച്ചു. ഇതിന്റെ ഇടത് വലത് ഭാഗങ്ങളിലായി ധാരാളം കാലിയ സ്ഥലമുണ്ട്. എല്ലാ ഐക്കണുകളുടെയും വലിപ്പം വർധിപ്പിച്ചു. വെബ്‌സൈറ്റ് നാവിഗേഷന്‍ ഏറെ ലളിതമാക്കിയിട്ടുണ്ട്. വീഡിയോകള്‍, ഗെയിമുകള്‍, ഗ്രൂപ്പുകള്‍ എന്നിവ എളുപ്പം കണ്ടെത്താം. ആകർഷകമായ ഈ പുതിയ ലേയൗട്ടിൽ ഡാർക്ക് മോഡിൽ വാച്ച് വീഡിയോകള്‍ കാണുന്നത് ഒരു പുതിയ അനുഭവം ആയിരിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. 2019ൽ നടന്ന f8 കോൺഫെറൻസിൽ ആണ് ഡെസ്ക്ടോപ്പ് വെബ്സൈറ്റ് പുതുക്കലിനെ കുറിച്ച് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത്. പുതിയ ഫീച്ചറുകളും ഡാർക്ക് മോഡും എങ്ങിനെ ഓൺ ചെയ്യാം 1) ഫെയ്‌സ്ബുക്ക് ഡെസ്ക്ടോപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. മുകളിലുള്ള മെനു ബാറിന്റെ വലത് ഭാഗത്ത് അവസാനം കാണുന്ന ഡൌൺ ആരോ ബട്ടണിൽ ക്ലിക്ക് ചെയ്യുക. വി ട്രാന്‍സ്ഫര്‍ ഫയല്‍ ഷെയറിങ് സേവനം ഇന്ത്യയില്‍ നിരോധിച്ചു ജിഫ് ഇമേജ് ഷെയറിങ് പ്ലാറ്റ്ഫോമായ ജിഫി (Giphy) ഇനി ഫെയ്‌സ്ബുക്കിന് സ്വന്തം ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലും വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ ഇനി ട്വിറ്ററിലും ഉള്ളടക്കങ്ങൾ പങ്കുവെക്കാം ഇന്ത്യൻ സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പിൽ ഒരു മില്യൺ ഡോളർ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട് പോൾ ആപ്പ് (Pol-App കേരള പോലീസിന്റെ വിവിധ സേവനങ്ങൾ ഇനി ഒരൊറ്റ മൊബൈൽ ആപ്പിൽ ലഭിക്കും ഇന്ത്യയിൽ എടിഎം മെഷീനിൽ സ്പർശിക്കാതെ സ്മാർട്ടഫോൺ ഉപയോഗിച്ച് കാശ് പിൻവലിക്കുന്നത് പരീക്ഷിക്കുന്നു കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ ഫെയ്‌സ്ബുക്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാം വീഡിയോ എഡിറ്റിങ് ടൂൾ ഉൾപ്പടെ പുതിയ ഫീച്ചറുകളുമായി ടെലിഗ്രാം റിയൽമി വാച്ച് ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി പിടിച്ചടക്കാൻ ഒരു പുതിയ അവതാരം ഫ്ലിപ്കാർട്ടുമായി സഹകരിച്ച് 43 ഇഞ്ച് 4k ആൻഡ്രോയ്ഡ് സ്മാർട്ട് ടിവിയുമായി നോക്കിയ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകര്യ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് ഗൂഗിളിനെതിരെ 5 ബില്യൺ ഡോളർ നഷ്ടപരിഹാര കേസ് - ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം - ഒമിക്രോണ്‍; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന - കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി - ആര്‍വെന്‍ കൊടുങ്കാറ്റ്; യുകെയില്‍ മരണം മൂന്നായി; താപനില മൈനസിലേക്ക് - യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും അരലക്ഷം കടന്നു Home നാട്ടുവാര്‍ത്തകള്‍ യു.കെ.വാര്‍ത്തകള്‍ ഇമിഗ്രേഷന്‍ ഇന്റര്‍വ്യൂ സിനിമ ബിസിനസ്‌ ആരോഗ്യം വിദേശം വീക്ഷണം സ്പിരിച്വല്‍ special Don't Miss ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ല്; കുത്തേറ്റയാള്‍ മരിച്ചു കൊല്ലം: കൊട്ടാരക്കര വിജയ ആശുപത്രിയില്‍ നടന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിലിനിടെ കുത്തേറ്റ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. ആക്രമണത്തിനിടെ രാഹുലിന് കുത്തേറ്റിരുന്നു. ചികിത്സയില്‍ കഴിയവെയാണ് രാഹുല്‍ മരിച്ചത്. ബുധനാഴ്ചയായിരുന്നു ആശുപത്രിക്കുള്ളില്‍ വെച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ രാഹുലിന് കുത്തേല്‍ക്കുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് തര്‍ക്കത്തിന് വഴിയൊരുക്കിയത്. കരിങ്കല്ലും വടിവാളും ഇരുമ്പ് ദണ്ഡുകളുമുപയോഗിച്ചാണ് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയ്ക്ക് പുറത്ത് ആരംഭിച്ച സംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടാനായി രാഹുല്‍ ആശുപത്രിയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം ആശുപത്രിയ്ക്കുള്ളില്‍ വെച്ചും രാഹുലിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തേില്‍ നിന്നും രക്ഷപ്പെടുന്നതിനായി റിസപ്ഷന്‍ ഏരിയയിലേക്കും തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കും രാഹുല്‍ ഓടിക്കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യൂണിയന്‍ നേതാവായ സിദ്ദിഖ് അടക്കമുള്ള ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. അതിനിടെയാണ് ആക്രമണത്തില്‍ പരിക്കേറ്റ രാഹുല്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും പുറത്ത് വരുന്നത്. കൊട്ടാരക്കര കേന്ദ്രീകരിച്ച് നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് ഈ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നടത്തുന്നതെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അതിനോടനുബന്ധിച്ചാണ് ഈ തര്‍ക്കവും ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. അക്രമണത്തില്‍ മരണപ്പെട്ട രാഹുലടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുകയാണ്. രാജിവച്ച രാജ്യസഭ എംപി സ്ഥാനത്തേയ്ക്ക് വീണ്ടും ജോസ് കെ മാണി 'ചിലര്‍ക്ക് ഇത് അത്ര ഇഷ്ടപ്പെടാന്‍ ഇടയില്ല ആറ് വനിത് എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കു വച്ച് ശശി തരൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍ ഇന്ത്യയുടെ ഹൈ റിസ്‌ക് പട്ടികയില്‍ ബ്രിട്ടനടക്കം 12 രാജ്യങ്ങള്‍, കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം മതാചാര രേഖ വേണ്ട, എല്ലാ വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാം; ഉത്തരവിറക്കി കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി ബിഷപ്പിനെ തള്ളി കര്‍ദിനാള്‍ 10 മാസം മുന്‍പ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ദുരൂഹത നാലരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 43 വര്‍ഷം തടവ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലാന്റ് അടക്കം 14 രാജ്യങ്ങളിലേക്കു നിയന്ത്രണം തുടരും ചെറുനഗരങ്ങളിലും വിതരണം ലക്ഷ്യമിട്ട് കമ്പനികൾ: ഡൻസോയിൽ റിലയൻസ് 1850 കോടി നിക്ഷേപിക്കുമെന്ന് സൂചന – Business Life ചെറുനഗരങ്ങളിലും വിതരണം ലക്ഷ്യമിട്ട് കമ്പനികൾ: ഡൻസോയിൽ റിലയൻസ് 1850 കോടി നിക്ഷേപിക്കുമെന്ന് സൂചന ചെറുനഗരങ്ങളിലും വിതരണം ലക്ഷ്യമിട്ട് കമ്പനികൾ: ഡൻസോയിൽ റിലയൻസ് 1850 കോടി നിക്ഷേപിക്കുമെന്ന് സൂചന ചെറുനഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റിലയൻസ് ജിയോ ഹൈപ്പർ ലോക്കൽ ഡെലിവറി സ്റ്റാർട്ടപ്പായ ഡൻസോയിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട്. നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഡൻസോ വിവിധ കമ്പനികളുമായി ചർച്ച നടത്തി വരുന്നതിനിടെയാണ് റിലയൻസ് നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ഇതു മായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. 1850 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അറിയുന്നത്. ഗൂഗിളിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡൻസോ 6000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈറ്റ് ബോക്‌സ്, ഇവോൾവൻസ്, ഹന ഫിനാൻഷ്യൽ ഇൻവെസ്റ്റ്‌മെന്റ്, എൽജിടി ലൈറ്റ് സ്റ്റോൺ, ആൾ്ടീരിയ ക്യാപിറ്റൽ തുടങ്ങിയ കമ്പനികളിൽ നിന്നും ഇതിനോടകം 40 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്. 2015 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പിൽ ഇതിനകം 121 മില്യൺ ഡോളറിന്റെ നിക്ഷേപമാണെത്തിയത്. Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ തിരുവള്ളുവരെ പോലെ തന്നെയും ബിജെപി കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു; ആരോപണവുമായി രജനികാന്ത് തമിഴ്‍നാട്ടിൽ ബിജെപി തിരുവള്ളുവരെ പോലെ തന്നെയും കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹംആരോപിച്ചു. ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ ഉത്തരമെഴുതുന്നവര്‍ ശ്രദ്ധിക്കുക. ആരാണീ വ്യക്തി എന്നതിന്റെ ഉത്തരമായി അവരുടെ പേരുതന്നെ എഴുതുക. അതിനുപകരം കടംകഥകള്‍, ക്ലൂവുകള്‍, കവിതകള്‍, ഈ വ്യക്തിയുടെ അഡ്രസ് തുടങ്ങിയവ എഴുതിയാല്‍ സ്കോര്‍ എഴുതുന്ന ജോഷി നിങ്ങള്‍ ഉദ്ദേശിച്ചതെന്തെന്നറിയാതെ നിങ്ങള്‍ക്ക് കിട്ടേണ്ട മാര്‍ക്ക് എഴുതാതെ വന്നേക്കാം. “"തുടിപ്പൂ നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ നിങ്ങൾ നിന്ന സമരാംഗണഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി ഈ ഗാനവുമായി ഇദ്ദേഹത്തിന് അഭേദ്യ ബന്ധമുണ്ട്. കുഞ്ഞന്‍ ആ ഗോമ്പി നിയമങ്ങള്‍ ഒന്നു വായിക്കൂ.. “ക്ലോസ് 4: മത്സരം തുടങ്ങി ആദ്യത്തെ നാലുമണിക്കൂര്‍ കമന്റുകള്‍ മോഡറേഷനില്‍ ആയിരിക്കും ഉണ്ടാകുന്നത്. മോഡറേഷന്റെ മൂന്നാമത്തെയോ നാലാമത്തെയോ മണിക്കൂറില്‍ ഒരു ക്ലൂ തരുന്നതായിരിക്കും“ ഇതനുസരിച്ച് ആദ്യം ആദ്യം ഉത്തരങ്ങള്‍ എഴുതി ഇടുകയാണ് വേണ്ടത് അല്ലാതെ മോഡറേഷന്‍ തീരുന്നതിന്റെ ലാസ്റ്റ് മിനിറ്റ് വരെ നോക്കിയിരിക്കുകയല്ല വേണ്ടത് അപേക്ഷ ഓവര്‍ റൂള്‍ഡ്. ഹഹഹ് അപ്പുവിന്റെ ക്ലൂ വായിച്ചപ്പോള്‍ ചിരി അടക്കാനാവുന്നില്ല. മറ്റൊന്നുമല്ല. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍ ന്യൂസ് റീഡര്‍ ഈ പാട്ട് പാടുന്നത് യൂ ടൂബിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതേയുള്ളു എന്റെ വാദം തള്ളിക്കളഞ്ഞ സ്ഥിതിക്ക് എനിക്ക് മുഴുവന്‍ മാര്‍ക്കും നല്‍കിയെന്ന് ഇതിനാല്‍ മനസ്സിലാക്കുന്നു. ബിന്ദു കെപി എന്ന ബ്ലോഗര്‍ ഈ വിന്‍ഡൊയില്‍ ഉത്തരം എഴുതാതെ മെയില്‍ അയച്ചുതരുകയും, ആ ഉത്തരം ശരിയുത്തരമായി കണക്കാക്കണമെന്ന് മാര്‍ക്ക് സാറിനോട് മോഡറേഷന്‍ സമയം കഴിയുന്നതിനുമുമ്പ് ക്വിസ് മാസ്റ്റര്‍ പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനം ഉത്തരം അയച്ചുതന്ന ബ്ലോഗര്‍ക്ക് (ബിന്ദു കെപി)തന്റെ ഉത്തരം ക്ലൂവിനും മോഡറേഷനും മുമ്പ് ശരിയാണെന്ന് ഉറപ്പിക്കാനുള്ള അവസരം കൊടുത്ത ക്വിസ് മാസ്റ്ററെ ബ്ലോഗര്‍ക്കോടതി വിചാരണ ചെയ്യണമെന്നും സമക്ഷം ശക്തിയുക്തം വാദിക്കുന്നു ഇനി അങ്ങനെ ഉത്തരം മെയില്‍ ആയി അയക്കുന്നവര്‍ക്ക് എന്റെ മെയില്‍ id CC ആയി ചേര്‍ക്കാന്‍]ഇതോടൊപ്പം അയക്കുന്നു. മാനസ കെയര്‍ of ഗോമ്പെടിഷന്‍ gyahoorediff മെയില്‍ കോം എന്റെ ഉത്തരം വന്നത് 9 മണിക്ക്. ഉത്തരം പോസ്റ്റാവാതെ വന്നപ്പൊള്‍ ഞന്‍ ഒരു മെയില്‍ അയച്ചിരുന്നു, ഉത്തരവും പറഞ്ഞ്.അത് ക്ലുവിനു മുന്‍പ് കിട്ടിക്കാണുമെന്നാണെന്റെ വിശ്വാസം. അപ്പോള്‍ ബിന്ദുവിന്റെ അപ്പീല്‍ പരിഗണിച്ചപോലെ ഈ പാ‍ാ‍ാ‍ാ‍ാ‍ാ‍ാവത്തിനേയും അപ്പു കൈവിടില്ലെന്നു കരുതുന്നു കോപ്പിയടിക്കാരുടെ സൌകര്യാര്‍ത്ഥം, റേഷന്‍ കട തുറക്കുന്നതിനും ഉത്തരം പറയുന്നതിനുമിടയില്‍ രണ്ടു മണിക്കൂര്‍ സമയം അനുവദിക്കേണമെന്ന് താഴ്മയായി, വിനയകുനിയനായി കട: വക്കാരി അഫ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു ബിന്ദുവിന്റെ അപ്പീലും നിങ്ങളുടേതുമായുള്ള വ്യത്യാസം എന്താണെന്ന് വച്ചാല്‍ ബിന്ദുവിന്റെ മെയില്‍ കിട്ടുന്നത് പോസ്റ്റ് പബ്ലിഷായി ഒരു മണിക്കൂറിനകമാണ്. അല്ലാതെ ക്ലൂ പ്രസിദ്ധീകരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പല്ല. കിച്ചുച്ചേച്ചിയുടെ മെയില്‍ വന്നതും ക്ലൂ പ്രസിദ്ധീകരിച്ചതും ഒരേ സമയത്ത് ആയതിനാല്‍ ഈ അപ്പീല്‍ പരിഗണിക്കാന്‍ നിവൃത്തിയില്ല. കുഞ്ഞന്റെ കാര്യവും അങ്ങനെതന്നെ. ദയവായി മനസ്സിലാക്കൂ. മാരാരേ, മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ആദ്യം ഉത്തരം പറയുന്ന അഞ്ചുപേര്‍ക്കേ മാര്‍ക്കുള്ളൂ. അതുമല്ല മോഡറേഷന്‍ സമയത്ത് ഒരുത്തരം എഴുതിയവര്‍ (ക്ലൂവിനു മുമ്പോ അതുകഴിഞ്ഞോ മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ഉത്തരമെഴുതിയാല്‍ പോയിന്റൊന്നും ലഭിക്കുകയുമില്ല എന്നാണ് നമ്മ്ടെ വ്യവസ്ഥ അതിനാലാവണം മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ആരും ഉത്തരം എഴുതുന്നത് കണ്ടിട്ടില്ല. ഉദാഹരണത്തിന് ഇന്ന് ചേച്ചിയമ്മക്ക് മാര്‍ക്കില്ല. ജോഷി ഇതെങ്ങാനും തെറ്റിച്ചിട്ടുണ്ടെന്ന് കണ്ടാല്‍ അദ്ദേഹം മാത്രമാണ് അതിനുത്തരവാദി!! എന്റമ്മോ സ്കോര്‍ ഷീറ്റില്‍ ഓരോരുത്തരുടെ മാര്‍ക്ക് നോക്ക്, ആകെ 30 കളിയില്‍ 600-ലതികം മാര്‍ക്കോ. നമ്മുടെ ബ്ലോഗര്‍മാരുടെ പൊതു വിജ്ഞാനം കണ്ട് അഫിമാന പുളകിതനും അസൂയാകലുഷിതനുമായിപ്പോകുന്നു. ഗുസ് മാഷോട് അഫ്യര്‍ത്തന ഞങ്ങളെപ്പോലെയുള്ള പാവങ്ങള്‍‍ക്ക് മാര്‍ക്ക് കിട്ടാന്‍ ഇടക്ക് ഷക്കീല, രേഷ്മ മുതലായ ക്ലാസ്സിക് നടികളുടെ പടം കൂടെയിടണം ഓകേ ഇവിടെ ബിന്ദുവിന്റെ മെയില്‍ പരിഗണിച്ച കാര്യത്തെയല്ല ഞാന്‍ ചൂണ്ടിക്കാണിച്ചത്, ക്ലൂ, മോഡറേഷന്‍ എന്നിവക്ക് മുമ്പ് ക്വിസ് മാസ്റ്റര്‍ ടി കക്ഷിയുടെ ഉത്തരം ശരിയാണെന്ന് പ്രഖ്യാപിക്കുന്നു. തന്റെ ഉത്തരം ശരിയാണെന്ന് ക്വിസ്മാറ്ററുടെ പ്രഖ്യാപനത്താല്‍ തിരിച്ചറിഞ്ഞ ടി കക്ഷി മറ്റു മത്സരാര്‍ത്ഥികളെ (സുഹൃത്തുക്കളെ) ഈ ഉത്തരത്തില്‍ കുത്തിക്കോളാന്‍ പ്രേരിപ്പിക്കുകയും, ഈ പ്രഖ്യാപനം വഴി ക്വിസ്മാസ്റ്റര്‍ പരോക്ഷമായി ടി കക്ഷിയുടെ സുഹൃത്തുക്കളെ സഹായിക്കുകയും ചെയ്തു. വിധി വരുന്നതിനു മുമ്പുതന്നെ ടി കക്ഷിയുടെ ഉത്തരം ശരിയുത്തരം എന്ന് എന്തുകൊണ്ട് പറഞ്ഞു. അത് മത്സര നിയമത്തിന് വിരുദ്ധമാണ്..യുവര്‍ ഓണര്‍ ദയവായി ഈ മെയില്‍ ഉത്തരം നിര്ത്തലാക്കൂ. ഉത്തരം comment ആയി ആണെങ്കില്‍ അതിന്റെ സമയവും,കൃത്യതയും സുതാര്യമാണല്ലോ. അല്ലെങ്കില്‍ മാഷ്‌ ,മത്സരര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ വേറെ ഒരു ബ്ലോഗ്‌ കൂടി തുറക്കേണ്ടിവരും. കാരണം,മെയില്‍-ല്‍ വന്ന ഉത്തരങ്ങളുടെ സമയവും,കൃത്യതയും ബാക്കിയുള്ളവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണ് എന്നത് തന്നെ. അതുതന്നെയാണ് ഞാനും പറയാന്‍ വന്നത്. ഇനി മെയില്‍ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതല്ല. അങ്ങനെ ആദ്യായി അപ്പൂനും അബദ്ധം പറ്റി, കുഞ്ഞൻ പറഞ്ഞതിൽ കാര്യമുണ്ട്, പക്ഷേ ഇത്തവണത്തേക്ക് വിടുന്നു! അല്ലേൽ ഞാനും കുഞ്ഞന്റെ കൂടെ കൂടിയേനേ പത്ത് മാർക്ക് 9 മണിക്ക് മുമ്പ് ഉത്തരമിട്ടവർക്കെല്ലാം കിട്ട്യാൽ പുളിക്ക്വോ? അതെങ്ങനെയാ, ഞാൻ നേരത്തെ വരുമ്പോ അപ്പു താമസിച്ച് വരും ഞാൻ താമസിച്ച് വരുമ്പോ അപ്പു നേരത്തെ വരും ഇങ്ങേരെന്താ സാറ്റ് കളിക്കയാ, ബ്ലോഗിൽ? ഇവിടെ അവസാന നിമിഷം വരെ നോക്കിയിരുന്നതൊന്നും അല്ല അപ്പൂ ഈ ഫോട്ടോ കണ്ടാൽ അംബേദ്ക്കർക്ക് കാമരാജിൽ ഉണ്ടായ സന്തതി പോലെ ഇരിക്കുന്നതിനാൽ അന്തർദേശീയ, ദേശീയ സംസ്ഥാന തലത്തിലെ പൌരപ്രമാണികളെ ഒക്കെ അന്വേഷിച്ച് കണ്ടുപിടിച്ച് വരാൻ ഈ എണ്ണിച്ചുട്ടതുപോലെയുള്ള മൂന്നു മണിക്കൂറൊന്നും പോര ഒരു കമ്മ്യൂണിസ്റ്റ് ആകാത്തതിനാൽ ആദ്യമായി ഖേദിക്കുന്നു. എങ്കിൽ ഞാൻ ഈ വിപ്ലവഗാനം ഓർക്കുന്നതോടൊപ്പം ഫാസിൽ തോപ്പിയേയും ഓർത്തേനേല്ലൊ(ഹെബ അല്ല, അംബേദ്കര്‍ക്ക് കാമരാജിലുണ്ടായ സന്തതിയോ? എന്റമ്മേ ഇങ്ങേര്‍ക്കിതെന്തുപറ്റി ഓ ബ്രൂസ്‌ലി എഫക്റ്റാണല്ലേ അയ്യയ്യോ ഞാനൊരു വിവാദ നായികയായി മാറിയോ ഒറ്റ നോട്ടത്തിൽത്തന്നെ ഉത്തരം കിട്ടിയ ഒരു ചോദ്യമായിരുന്നു അന്നത്തേത്. ആ സന്തോഷത്തിൽ ഉടനെ ഉത്തരമയയ്ക്കാൻ നോക്കുമ്പോൾ ഈ ബ്ലോഗ് ഓപ്പണാവുന്നില്ല ചോദ്യം കണ്ടത് റീഡറിൽ ആണ്) ഏതാണ്ട് ഒരു മണിക്കൂറോളം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്നപ്പോഴാണ് ബ്ലോഗിന്റെ എന്തെങ്കിലും പ്രശ്നമാണോ എന്നറിയാൻ അപ്പുവിന് ഈമെയിൽ അയച്ചത്. അതോടെ പ്രശ്നം എന്റെ കമ്പ്യൂട്ടറിന്റേതു തന്നെയാ‍ണെന്ന് മനസ്സിലായി. ഉത്തരം മെയിലിൽ അയച്ചോളൂ, പരിഗണിയ്ക്കാമെന്ന് അപ്പു പറഞ്ഞതുകൊണ്ട് അയച്ചെന്നു മാത്രം. ഈ ഉത്തരം ഞാൻ മറ്റാരോടും ഡിസ്കസ് ചെയ്തിട്ടില്ലെന്ന് പറയാനേ എനിയ്ക്കാവൂ(ഇതെന്നല്ല, ഒരുത്തരവും എന്റെ നല്ലപാതിയുമായല്ലാതെ മറ്റാരുമായും ഡിസ്കസ് ചെയ്യുന്ന പതിവില്ല) തെളിവൊന്നും ഇല്ല എങ്കിലും, ആരോടും ലവലേശം പരിഭവമില്ലാതെ പറയട്ടെ, ഇതു മൂലം ഈ ഗോമ്പിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, എന്റെയാ മാർക്ക് പിൻ‌വലിയ്ക്കാൻ എനിയ്ക്ക് നൂറുവട്ടം സമ്മതമാണ്. അപ്പുവും ജോഷിയും വേണ്ടതു ചെയ്യുമല്ലോ സ്കോര്‍ വാദ്യാര്‍ "ഷോജി" ഉടന്‍ സ്റ്റേജിനു പിറകിലെത്തി മാര്‍ക്കുകള്‍ വിളിച്ചു പറയണം ഈ ആതിര, ഭാസിച്ചേട്ടന്റെ വല്ലോരുമാണോ? ഒരു പിടിയും കിട്ടുന്നില്ല. പ്രശ്നം അതൊന്നുമല്ലെന്നേ. അപ്പുമാഷിന്റെ പ്രസ്താവനയാണ്. ബിന്ദുവിനു മാർക്കു കൊടുക്കണം എന്നു മോഡറേഷൻ തുറക്കുന്നതിനു മുൻപു പറയുക വഴി അതു ശരി ഉത്തരം ആണെന്നു ധ്വൻപ്പിച്ചു എന്നാണ് കുഞ്ഞന്റെ വാദം (വിച്ച് ഇസ് ട്രൂ സൊ അങ്ങനെ ഉത്തരം കമ്പൂട്ടർ വഴി നേരിട്ടു ഗോമ്പി സൈറ്റിൽ ഇടാൻ, സാങ്കേതികതടസ്സമുള്ളവർ അപ്പുവണ്ണനു മൈൽ അയക്കുന്നതിനോട്‌ എനിക്കു യോജിപ്പാണുള്ളതു്. ആഫ്റ്ററാൾ, ഈ മത്സരത്തിന്റെ മുഖ്യട്രസ്റ്റി എന്ന നിലയിൽ അദ്ദേഹത്തെ വിശ്വസിക്കാം. പക്ഷേ അപ്പുവണ്ണൻ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. അവരുടെ പേരു വിവരം ശരി ഉത്തരത്തിന്റെ കൂടെ മാത്രം പരസ്യപ്പെടുത്തുക. എപ്പടി? 1. മോഡറേഷൻ കാലം, ക്ലൂവിനു മുൻപെ: 2. മോഡറേഷൻ കാലം, ക്ലൂവിനു ശേഷം: അപ്പുമാഷ്‌, മത്സരത്തിന്റെ ആദ്യനിയമാവലി അനുസരിച്ച്‌ മോഡറേഷൻ അവസാനിച്ച ശേഷം ഉത്തരം പറഞ്ഞാൽ 1 മാർക്ക്‌ ആണ് നൽകിയിരുന്നത്. അപ്പോൾ ഉത്തരം മാറ്റിയാൽ കിട്ടുന്ന ഒരു മാർക്ക്‌ ആർക്കു വേണം എന്ന അവസ്ഥയാരുന്നു. എന്നാൽ പിന്നീട് അതു 5 മാർക്ക്‌ ആക്കി നിശ്ചയിച്ചു (ആദ്യമത്സരം തൊട്ടു സ്കോറിങ്ങിൽ 5 മാർക്ക് കണക്കിലെടുത്തിട്ടും ഉണ്ട്‌ പറഞ്ഞുവരുന്നതു ഉത്തരം എപ്പോൾ വേണമെങ്കിലും മാറ്റാം എന്നിരിക്കെ, മോഡറേഷൻ കഴിഞ്ഞു ഉത്തരം എഴുതുന്നവർക്കും മാർക്ക് കൊടുക്കണം എന്നാണ്. അവർ നേരത്തെ ഉത്തരം പറഞ്ഞു എന്നതുകൊണ്ട്‌ കിട്ടാവുന്ന 5 മാർക്ക്‌ എന്തിനു കളയണം. മോഡറേഷൻ കഴിഞ്ഞു ഉത്തരം പറയുന്ന 5 പേർക്കു നിബന്ധനകളൊന്നും ഇല്ലാതെ 5 മാർക്കു വീതം, എന്താ? ഗൊമ്പി മുറുകട്ടെ ! ജോഷീ, ഇപ്പോള്‍ ഇനി നിയമങ്ങള്‍ ഒന്നും മാറ്റേണ്ടതില്ല. മോഡറേഷനിന്‍ സമയത്ത് ഉത്തരം പറയുന്നവര്‍ അതുമാറ്റിക്കഴിഞ്ഞ് പറയേണ്ടതില്ല എന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. ഇതുവെറുതെ പോയിന്റുകള്‍ എഴുതിക്കൂട്ടാനുള്ള ഒരു മത്സരമല്ലല്ലോ. എത്രത്തോളം ഒരു വ്യക്തിയെയും അവരുടെ മുഖവും ഉത്തരം പറയുന്നവര്‍ക്ക് പരിചയമുണ്ട് എന്നുകൂടി അളക്കാനുള്ളതാണീ ഗോമ്പി. മോഡറേഷനില്‍ ക്ലൂ ഇല്ലാതെ ഒരു മുഖം കണ്ടാല്‍ തിരിച്ചറിയുന്നവര്‍ 95% ഉം ആ വ്യക്തിയെപ്പറ്റി ഒരിക്കലെങ്കിലും വായിച്ചോ കണ്ടോ അറിഞ്ഞിട്ടുള്ളവരാകും. ക്ലൂ കൊടുത്തതിനു ശേഷം തിരിച്ചറിയുന്നവര്‍ക്ക് ആളെ കേട്ടു പരിചയം ഉണ്ടാവും, മുഖപരിചയം അത്ര കൃത്യമായി ഇല്ലെന്നേയുള്ളൂ. ഈ രണ്ടു രീതികളിലും ഉത്തരം കിട്ടാത്തവര്‍ മോഡറേഷന്‍ മാറ്റിക്കഴിഞ്ഞ് ഉത്തരം മാറ്റിപ്പറയുന്നുണ്ടെങ്കില്‍ അത് മിക്കവാറും ആദ്യം ഉത്തരം എഴുതിയിരിക്കുന്നവരുടെ ഉത്തരം കണ്ടതിനുശേഷമുള്ള ഒരു മനം മാറ്റം ആയിരിക്കും ഉത്തരം ഉറപ്പുമില്ല. അതിനാലാണ് അവര്‍ക്ക് മാര്‍ക്കില്ല എന്നു ഞാന്‍ വച്ചത്. ടോപ്പ് റാങ്കില്‍ നില്‍ക്കുന്നവരൊക്കെ പിന്നെ വെറുതെ അഞ്ചെങ്കില്‍ അഞ്ചെന്നമട്ടില്‍ ആദ്യത്തെ അഞ്ചാവാന്‍ പോകും അതുവേണ്ട. ആ അഞ്ചുമാര്‍ക്ക് അതുവരെ പോയിന്റൊന്നും ലഭിക്കാത്തവര്‍ക്ക് കിട്ടിക്കോട്ടേ, അവര്‍ക്ക് വേണമെങ്കില്‍. പിന്നെ ഒരു കാര്യമുണ്ട്. ഇവിടെ ഇതുവരെ ടോപ്പ് റാങ്കുകാര്‍ ആരും മോഡറേഷന്‍ സമയത്ത് ഉത്തരം തെറ്റിച്ചിട്ടില്ല സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഒമിക്രോണ്‍: ആഫ്രിക്കക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ ഹലാല്‍ വിവാദം; പോപ്പുലര്‍ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നെന്ന് കെ സുരേന്ദ്രന്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു ഒരിക്കലും കാവിയുമായി സന്ധിയാകാത്തത് സി.പി.എം മാത്രം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തുറന്നുകാണിക്കാന്‍ ലഭിച്ച ഒരു അവസരമാണ് ഈ സസ്‌പെന്‍ഷന്‍.”എളമരം കരീം മമതയും രാഹുലുമല്ല, പിണറായിയും സി.പി.എമ്മുമാണ് കാവിയുടെ ശത്രു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ‘ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്’: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നതില്‍ കെ സുധാകരന്‍ ഒമിക്രോണ്‍: മുന്‍കരുതലുകള്‍ കടുപ്പിച്ച് കേരളം, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി | ‘പ്രശ്നങ്ങളില്ലാത്ത കുടുംബമില്ല’; വിജയ് നിയമനടപടി സ്വീകരിച്ച വിഷയത്തില്‍ പിതാവ് ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മാതാപിതാക്കള്‍ക്കടക്കമുള്ളവര്‍ക്കെതിരെ വിജയ് നിയമനടപടി സ്വീകരിച്ചതില്‍ പ്രതികരണവുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ”പ്രശ്‌നങ്ങളില്ലാത്ത കുടുംബങ്ങളില്ലെന്നായിരുന്നു ചന്ദ്രശേഖറിന്റെ സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഹലാല്‍ വിവാദം; പോപ്പുലര്‍ ഫ്രണ്ട് അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുന്നെന്ന് കെ സുരേന്ദ്രന്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു ഒരിക്കലും കാവിയുമായി സന്ധിയാകാത്തത് സി.പി.എം മാത്രം ! ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തുറന്നുകാണിക്കാന്‍ ലഭിച്ച ഒരു അവസരമാണ് ഈ സസ്‌പെന്‍ഷന്‍.”എളമരം കരീം മമതയും രാഹുലുമല്ല, പിണറായിയും സി.പി.എമ്മുമാണ് കാവിയുടെ ശത്രു ! സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ‘ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്’: ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നതില്‍ കെ സുധാകരന്‍ ഒമിക്രോണ്‍: മുന്‍കരുതലുകള്‍ കടുപ്പിച്ച് കേരളം, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി സമൂഹത്തെ വഴി തെറ്റിക്കാന്‍ നോക്കുന്നു, പുക ഫോട്ടോ കൊണ്ട് നാടിന് എന്ത് പ്രയോജനം; റിമയുടെ ഫോട്ടോഷൂട്ടിനു നേരേ സൈബര്‍ ആക്രമണം Southlive സമൂഹത്തെ വഴി തെറ്റിക്കാന്‍ നോക്കുന്നു, പുക ഫോട്ടോ കൊണ്ട് നാടിന് എന്ത് പ്രയോജനം; റിമയുടെ ഫോട്ടോഷൂട്ടിനു നേരേ സൈബര്‍ ആക്രമണം നടി റിമ കല്ലിങ്കലിന്റെ ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം. ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ് ലൈനില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിദ്വേഷം നിറഞ്ഞ കമന്റുകളുമായി ആളുകള്‍ എത്തിയത്. ഈ ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴി തെറ്റിക്കുമെന്നാണ് വിമര്‍ശനം. പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നുമാണ് വിമര്‍ശനം. ഇക്കാര്യങ്ങളില്‍ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് നാടിനു എന്തു ഗുണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം റിമയെ അനുകൂലിച്ചെത്തുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ഇതിനൊന്നും നടി മറുപടി നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വൈല്‍ഡ് ജസ്റ്റിസ് എന്ന ഹാഷ്ടാഗോടെയാണ് ‘ദുഃഖത്തിന്റെ വിവിധ ഭാവങ്ങള്‍’ എന്ന ടൈറ്റിലില്‍ ഒന്‍പതു മനോഹര ചിത്രങ്ങള്‍ റിമ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്. ദുഃഖത്തിന് അഞ്ച് ഭാവങ്ങളുണ്ടെന്നും അവ തിരസ്‌കരണവും ദേഷ്യവും വിലപേശലും വിഷാദവും അംഗീകരിക്കലും ആണെന്നും അടിക്കുറിപ്പായി പറയുന്നു. ബാലണ്‍ ഡി ഓറില്‍ മെസിയുടെ ഏഴാം മുത്തം; പിന്തള്ളിയത് ലെവന്‍ഡോവ്‌സ്‌കിയെ നോര്‍ത്ത് ഈസ്റ്റിനെ മുട്ടുകുത്തിച്ച് ചെന്നൈയിന്‍; പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് കെ.പി.സി.സി അധ്യക്ഷനാകാൻ 200% യോഗ്യനല്ല, ഇനി വായ തുറന്നാല്‍ സുധാകരന് താങ്ങാനാകില്ല: മമ്പറം ദിവാകരന്‍ അവന്റെ ഫോമില്‍ ആശങ്ക വേണ്ട, പക്ഷേ, കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം, സൂപ്പര്‍ താരത്തെ കുറിച്ച് ദ്രാവിഡ് വേനൽ ചൂടിൽ തന്നെയാണ് അവളും ആശുപത്രിയിൽ ചേക്കേറപ്പെട്ടത്. വിരസമായ പകലുകളിൽ നേരം പോകുവാൻ ജനലഴികൾക്കിടയിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിക്കുകയാണ് പതിവ് ഇടയ്ക്കിടെയുള്ള തലകറക്കവും തളർച്ചയും അവളെയും അവളുടെ മനസ്സിനെയും ആകെ ബാധിച്ചിരുന്നു. പുറത്തെ പച്ചപ്പും കാഴ്ചകളും മാത്രമായിരുന്നു അവൾക്ക് ആകെയൊരു ആശ്വാസം. തണലിനു വേണ്ടി ആകാശ ചിറകിൽ നിന്നും വൃക്ഷ ശിഖിരങ്ങളിലേക്കു 'ടേക്ക് ഓഫ്' ചെയ്യുന്ന പക്ഷികൾ സന്ധ്യാ സമയം കൂടണയാൻ ധൃതി കൂട്ടുന്ന പറവക്കൂട്ടങ്ങൾ ഇളം വെയിലിന്റെ തലോടലിനായി വട്ടമിട്ടു പറക്കുന്ന ചിത്രശലഭങ്ങൾ ജാലകങ്ങൾക്കിടയിലൂടെയാണെങ്കിൽ കാഴ്ചകൾക്കും അവ നൽകുന്ന ആനന്ദത്തിനും പരിമിതികളില്ലായിരുന്നു ചികിത്സകൾ പുരോഗമിച്ചുകൊണ്ടിരുന്നു. പല തരം പരിശോധനാഫലങ്ങൾ ആർക്കും ഒന്നും പിടികിട്ടിയില്ല അവൾ അപ്പോൾ വളരെ വിഷാദത്തിലായിരുന്നു. ജാലകങ്ങൾക്കപ്പുറം നിൽക്കുന്ന ഗുൽമോഹർ ഇനിയും പൂക്കാത്തതെന്തേ? സാധാരണ വേനൽ കാലങ്ങളിലാണ് ഗുൽമോഹർ രക്തം വാരിവിതറി നയനാനന്ദമായ കാഴ്ച സമ്മാനിക്കാറ്. പക്ഷെ, ജാലകത്തിനപ്പുറമുള്ള ഗുൽമോഹർ മാത്രം ഇനിയും രക്തവർണ്ണമുള്ള പൂ ചാർത്തി നിൽക്കാത്തതെന്തേ ആവോ അവൾ ഗുൽമോഹർ മരത്തെ നോക്കി നിൽക്കും പോലെ തന്നെ അവളെ മറ്റുള്ളവരും നോക്കി നിൽക്കാൻ തുടങ്ങി. പാവം വളരെ ചെറുപ്പം പെൺകുട്ടി. കാഴ്ചയിലും സുന്ദരി എന്നിട്ടും ഈ ചെറു പ്രായത്തിൽ അവൾക്കു ചുറ്റും വിഷാദമായ കണ്ണുകളായിരുന്നു. കാണുന്നവർക്കു ചോദിക്കാനുള്ളത് മുഴുവൻ രോഗവിവരങ്ങളെയും പരിശോധനാഫലങ്ങളെയും പറ്റി മാത്രം അവസാനം ഒരു ആശ്വാസ വചനവും 'സാരമില്ല, ചൂട് മൂലമായിരിക്കും'. ശരിയാണ്. മരങ്ങളും കുന്നുകളും വെട്ടിയൊതുക്കി ഈ മനുഷ്യർ എന്തിനുള്ള പുറപ്പാടാണാവോ കാലം തെറ്റി കാലം വരാൻ തുടങ്ങിയിരിക്കുന്നു ചൂട് വളരെ കഠിനം. എത്ര പേരാണ് ഓരോ ദിവസവും മരണപ്പെടുന്നത്. ദാഹജലം കിട്ടാതെ വരൾച്ചയിൽ പെട്ട് മരിക്കുന്നവർ, കുഴഞ്ഞു വീഴുന്നവർ, സൂര്യതാപമേൽക്കുന്നവർ ഇത് ദൈവകോപം തന്നെ. എന്നാലും ഈ ഗുൽമോഹർ മാത്രം എന്തെ പൂവിടാത്തത്? അവളുടെ ചിന്തകൾ വീണ്ടും ഗുൽമോഹറിൽ ചെന്ന് നിന്നു. ഗുൽമോഹർ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ചുവപ്പു പുതച്ചു നിൽക്കുന്ന ഗുൽമോഹറിന്റെ സാന്നിധ്യത്തിലായിരുന്നു അവളുടെ ആദ്യ പ്രണയം മൊട്ടിട്ടത്. മരത്തെയും മരച്ചുവടിനെയും ചുവപ്പിൽ മൂടിയ ഒരു ഗുൽമോഹർ ചുവട്ടിൽ വെച്ചാണ് അവൻ അവളോട് ഇഷ്ടമാണെന്നു പറഞ്ഞതും, തിരിച്ചു തന്റെ ചുവന്നു തുടുത്ത രക്തം തുടിക്കുന്ന ഹൃദയം അവൾ അവനു സമ്മാനിച്ചതും ഒരു പക്ഷെ, അന്ന് മുതലായിരിക്കണം അവൾ ഗുല്മോഹറിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും തുടങ്ങിയത്. പൂത്തു നിൽക്കുന്ന ഗുൽമോഹർ അവൾക്കെന്നും ഒരു അഭിനിവേശമായിരുന്നു അതിൽപിന്നെ കാലങ്ങൾക്കിപ്പുറം കലാലയ വീഥികൾക്കിടയിൽ പൂത്തു നിന്ന മറ്റൊരു ഗുൽമോഹർ ചുവട്ടിൽ വെച്ചാണ് അവൾ അവനുമായി അവസാനം കണ്ടു സംസാരിച്ചത്. അന്നത്തെ സംസാരം പഠനശേഷം അവനുമൊത്തുള്ള വിവാഹജീവിതത്തെ പറ്റിയായിരുന്നു. ഉടനെ തന്നെ നല്ല ജോലി നേടി വീട്ടിൽ വന്നു പെണ്ണ് അന്വേഷിക്കാം എന്ന് അവൻ അവൾക്കു വാഗ്ദാനം നൽകിയപ്പോൾ മുകളിൽ നിന്നും അനുഗ്രഹാശിസ്സുകളോടെ തലയിൽ വീണ ചുവന്ന ഗുൽമോഹർ പൂക്കൾ ഗുൽമോഹറിനെ സ്നേഹിക്കാൻ വീണ്ടും വീണ്ടുമോരോ കാരണങ്ങൾ അതിനു ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷമാണ് ഇടക്കിടെയുള്ള തലകറക്കം മൂലം അവൾ ആശുപത്രി കിടക്കയിൽ സുഖവാസത്തിനെത്തിയത്. പലതരം പരിശോധനകൾക്കായി രക്തം ഊറ്റിയെടുത്ത കൈത്തണ്ടകൾ പക്ഷെ, രോഗ കാരണം മാത്രം കണ്ടെത്താനായില്ല. നാല് ദിവസമായി ആശുപത്രി വാസം തുടങ്ങിയിട്ട്. പലതരം ആശുപത്രി നിയമങ്ങൾകൊണ്ട് ഇനിയും ചില പരിശോധനാഫലങ്ങൾ കിട്ടിയിട്ടില്ല. രക്തപരിശോധനയ്ക്കു സൂചികൾ കുത്തിയിറക്കിയ കൈത്തണ്ടയിൽ പിടിച്ച് അവൾ വീണ്ടും ജാലകത്തിനരികെ പോയി നിന്നു എന്നാലും എന്റെ ഗുൽമോഹർ പൂക്കൾ' അവൾ ചുമ്മാ അടക്കം പറഞ്ഞു. സാധാരണ വേനൽക്കാലങ്ങളിൽ യഥാസമയം വിരിയുന്നതാണ് ഗുൽമോഹർ. ഇതിപ്പോ, എന്ത് പറ്റിയാവോ അന്ന് അവൾ ആശുപത്രി വിടുന്ന ദിവസമായിരുന്നു. പോകാൻ നേരവും അവൾ ഗുൽമോഹർ മരത്തെ നോക്കി അത് പക്ഷെ അന്നും പൂത്തിട്ടുണ്ടായിരുന്നില്ല ഞാൻ പോകുന്നതിനു മുമ്പേ പൂക്കും എന്ന് കരുതീട്ടോ' അവൾ വീണ്ടും ആത്മഗതം പറഞ്ഞു. പെട്ടെന്നാണ് അവൾക്കു ശരീരം കുഴയുന്നു പോലെ തോന്നിയത്. അടുത്തുള്ള സ്റ്റൂൾ തട്ടിമറിച്ചു കൊണ്ട് അവളും നേരെ നിലംപതിച്ചു നേഴ്സുമാരും ആളുകളും വേഗം ഓടിയെത്തി. അവളുടെ മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു. നേരെ ICU ൽ തന്നെ പ്രവേശിപ്പിച്ചു പൂക്കാത്ത ഗുല്മോഹറിന്റെ ചിന്ത അവളെ വിട്ടുമാറിയിരുന്നില്ല. ICU ൽ തന്നെ കാണാൻ വരുന്ന അമ്മയോട് അവൾ തിരക്കുമായിരുന്നു ഗുൽമോഹർ പൂത്തോ എന്ന്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതാ ഗുൽമോഹർ പൂത്തിരിക്കുന്നു. അവളുടെ അമ്മ അവളോട് ആ വിവരം അറിയിച്ചു. അന്നേരം അവളുടെ മൂക്കിൽ നിന്നും രക്തം ചൊരിഞ്ഞു. വെള്ള വസ്ത്രമണിഞ്ഞ മാലാഖമാർ ഓടിയെത്തി. അവൾ 'ഗുൽമോഹർ ഗുൽമോഹർ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു. പതിവ് പോലെത്തന്നെ ഈ ഗുൽമോഹറും അവളുടെ ജീവിതത്തിൽ സുപ്രധാന പങ്കു തന്നെയായാണ് വഹിച്ചത്. ചുവന്ന രക്താണുക്കളെ വെള്ളരക്താണുക്കൾ കാർന്നു തിന്നുന്നത് കൊണ്ടാണ് താൻ ചുവപ്പിനെ ഇത്രയേറെ സ്നേഹിച്ചിരുന്നതെന്ന സത്യം തിരിച്ചറിയാതെ അവൾ യാത്രയായ അന്ന് തന്നെയായിരുന്നു ജാലകത്തിനപ്പുറത്തു ഗുൽമോഹർ നിണമണിയിച്ചു നിന്നത് ഇറങ്ങാനുളള തക്കം നോക്കി അവൾ സെക്യൂരിറ്റി റൂമിലേക്ക് നോക്കി കാത്തു നിന്നു.അകത്തെ മുറിയിൽ അക്ക്വറിയത്ത ഇറങ്ങാനുളള തക്കം നോക്കി അവൾ സെക്യൂരിറ്റി റൂമിലേക്ക് നോക്കി കാത്തു നിന്നു.അകത്തെ നിന്നേക്കാള്‍ സമ്പന്നനായി ഈ ഭൂമിയില്‍ മറ്റാരുണ്ട്‌ നിന്നേക്കാള്‍ സമ്പന്നനായി ഈ ഭൂമിയില്‍ മറ്റാരുണ്ട്‌ ശരിക്കും അയാൾക്കാണോ അതോ നമുക്ക് വ്യാഖ്യാനിക്കാൻ കഴിയാത്ത അയാളുടെ പ്രവർത്തികളെ ഭ്രാന്തെന്ന് മുദ്രകുത് ശരിക്കും അയാൾക്കാണോ അതോ നമുക്ക് വ്യാഖ്യാനിക്കാൻ കഴിയാത്ത അയാളുടെ പ്രവർത്തികളെ ഭ് തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി. തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി. അതുകൊണ്ട് വീട്ടിലെ ടിവിയും, പത്രവും ഞാൻ കുറച്ചു നാളത്തേക്ക് വേണ്ടെന്നു വെച്ചു കാരണം കാരണം അതുകൊണ്ട് വീട്ടിലെ ടിവിയും, പത്രവും ഞാൻ കുറച്ചു നാളത്തേക്ക് വേണ്ടെന്നു വെച്ചു അവൻറെ മറുപടിയാണ് ഏറ്റവും രസം, നാട്ടുകാർ പറയുന്നത് ശരിയാണത്രേ അവൻറെ അമ്മ ആശുപത്രിയിൽ വച്ച്തന്നെ മര അവൻറെ മറുപടിയാണ് ഏറ്റവും രസം, നാട്ടുകാർ പറയുന്നത് ശരിയാണത്രേ അവൻറെ അമ്മ ആശുപത രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബ രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പ തിരിഞ്ഞുനോക്കുമ്പോൾ, മേല്പറഞ്ഞ ഗുരുക്കന്മാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തരാക്കിയ ഗുണം വിദ്യാർത്ഥി തിരിഞ്ഞുനോക്കുമ്പോൾ, മേല്പറഞ്ഞ ഗുരുക്കന്മാരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്‌തരാക് നീയ് പോയി പറഞ്ഞ്ട്ട് പോരേ. ഞാനിവിടെണ്ടാവും. എന്തേലും തന്നാല് വേടിക്കാനും കഴിക്കാന്വൊന്നും നിക്കണ്ട നീയ് പോയി പറഞ്ഞ്ട്ട് പോരേ. ഞാനിവിടെണ്ടാവും. എന്തേലും തന്നാല് വേടിക്കാനും കഴിക്കാ "മാസമുറല്യാത്ത ഒരു പെങ്കുട്ടീടെ കല്യാണം നടത്താനാവില്ല്യാലോ നമ്മക്കീ ആലോചന തൊട്ട് താഴെള്ളോൾക്കങ്ങട് മാസമുറല്യാത്ത ഒരു പെങ്കുട്ടീടെ കല്യാണം നടത്താനാവില്ല്യാലോ നമ്മക്കീ ആലോചന തൊട് "'അമ്മ പണ്ട് ചെമ്മാനം കണ്ടു ഓടിയതിനു ഒരു കഥ പറഞ്ഞിരുന്നില്ലേ? എന്തായിരുന്നു അത് ചോദ്യം കേട്ട് ശാര അമ്മ പണ്ട് ചെമ്മാനം കണ്ടു ഓടിയതിനു ഒരു കഥ പറഞ്ഞിരുന്നില്ലേ? എന്തായിരുന്നു അത് "എല്ലാവരും പറയുന്നത് ഞാനും കേട്ടിരുന്നു. ഇതുവരെ ഞാനും വിശ്വസിച്ചു, നീയെന്റെ നിഴലായിരിക്കുമെന്ന്, എല് എല്ലാവരും പറയുന്നത് ഞാനും കേട്ടിരുന്നു. ഇതുവരെ ഞാനും വിശ്വസിച്ചു, നീയെന്റെ നിഴല “ഇന്നത്തെ കഴിഞ്ഞു, ഇനി പോകാം … എണീക്കു നിന്റെ അമ്മ തടിച്ച മടിച്ചി ആണ്.“ അദ്ദേഹം മക്കളോട് പറഞ്ഞു “ഇന്നത്തെ കഴിഞ്ഞു, ഇനി പോകാം … എണീക്കു നിന്റെ അമ്മ തടിച്ച മടിച്ചി ആണ്.“ അദ്ദേ അനന്തേട്ടനെ ആരോ കുത്തി. അല്പം സീരിയസ്സാണ്. ഇവിടെ മെഡിക്കൽ കോളേജിൽ. അനന്തേട്ടനെ ആരോ കുത്തി. അല്പം സീരിയസ്സാണ്. ഇവിടെ മെഡിക്കൽ കോളേജിൽ. "മീനു, 10 മണിയായി. അകത്തു കയറ്, വരുത്തുപോക്കുള്ള സ്ഥലമാണ് നളിനി മീനാക്ഷിയെ ശാസിച്ചു ഓ തുടങ്ങി അമ മീനു, 10 മണിയായി. അകത്തു കയറ്, വരുത്തുപോക്കുള്ള സ്ഥലമാണ് നളിനി മീനാക്ഷിയെ ശാസ വൈഗ പുരികം ചുളിച്ചു. മാസ്കിലൂടെ ദേഷ്യം അറിയുവാൻ ആ ഒരു വഴി മാത്രമേ ഉള്ളൂ. എന്നാൽ മാസ്കിനുള്ളിലൂടെ അവന വൈഗ പുരികം ചുളിച്ചു. മാസ്കിലൂടെ ദേഷ്യം അറിയുവാൻ ആ ഒരു വഴി മാത്രമേ ഉള്ളൂ. എന്നാൽ നാം എത്ര മനസ്സിലാക്കിയെന്നു വിശ്വസിച്ചാലും ഇനിയും മനസ്സിലാക്കാനേറെയുള്ള നിഗൂഢതയാണ് മനുഷ്യമനസ്സ്. മറ് നാം എത്ര മനസ്സിലാക്കിയെന്നു വിശ്വസിച്ചാലും ഇനിയും മനസ്സിലാക്കാനേറെയുള്ള നിഗൂഢതയാ നിങ്ങൾക്കിപ്പോൾ ഞാൻ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കണം. അതിനെന്നെ എന്തായാലും കിട്ടില്ല ഇവിടെ കുടുംബത്തി നിങ്ങൾക്കിപ്പോൾ ഞാൻ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കണം. അതിനെന്നെ എന്തായാലും കിട്ടില്ല "എന്താന്നറിയില്ല. എൻ്റെ ആരോ ആണെന്ന പോലെ ഒരു പക്ഷെ എൻ്റമ്മയാണെങ്കിൽ എന്നോർത്താവും എന്താന്നറിയില്ല. എൻ്റെ ആരോ ആണെന്ന പോലെ ഒരു പക്ഷെ എൻ്റമ്മയാണെങ്കിൽ എന്നോർത്ത നമ്മുടെ ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പ്രിചെലിസ്ത് സംബന്ധിച്ച അന്വേഷണങ്ങൾക്കായി, ഞങ്ങൾക്ക് നിങ്ങളുടെ ഇമെയിൽ, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളെ ബന്ധപ്പെടും ദയവായി. ജാവയുടെ പുതിയ ശ്രേണിയുമായി ക്ലാസിക് ലെജന്‍ഡ്‌സ് Keralabhooshanam Daily ജാവയുടെ പുതിയ ശ്രേണിയുമായി ക്ലാസിക് ലെജന്‍ഡ്‌സ് Home/AUTO/ജാവയുടെ പുതിയ ശ്രേണിയുമായി ക്ലാസിക് ലെജന്‍ഡ്‌സ് ജാവയുടെ പുതിയ ശ്രേണിയുമായി ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42ന്റെ പുതുക്കിയ ശ്രേണി ക്ലാസിക് ലെജന്‍ഡ്‌സ് വിപണിയിലെത്തിച്ചു. 2018ല്‍ അവതരിപ്പിച്ചതു മുതല്‍, അതിന് കാലാകാലങ്ങളില്‍ ക്ലാസിക് ടച്ചും നല്‍കിയിട്ടുണ്ട്. ഒട്ടേറെ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതോടെ, ജാവ മോട്ടോര്‍ സൈക്കിള്‍, സമാനതകള്‍ ഇല്ലാത്ത സ്‌റ്റൈലാണ് കൈവരിക്കുന്നത്. ക്ലാസിക് സ്‌പോര്‍ട്‌സ് സ്‌്രൈടപ്പോടുകൂടിയ മൂന്നു നിറങ്ങള്‍ കൂടുതല്‍ ചാരുത പകരുന്നു. അലോയ് വീല്‍, ട്യൂബ് ലെസ് ടയറുകള്‍, ട്രിപ് മീറ്റര്‍ എന്നിവയും ശ്രദ്ധേയമാണ്. കറുത്ത പശ്ചാത്തലത്തിലുള്ള പുതിയ നിറങ്ങള്‍ മോട്ടോര്‍ സൈക്കിളിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓറിയണ്‍ റെഡ്, സിറിയസ് വൈറ്റ്, ഓള്‍സ്റ്റാര്‍ ബ്ലാക് എന്നീ നിറങ്ങളില്‍ ലഭ്യം. ഒപ്പം ്രേഗ സ്‌പോര്‍ട്‌സ് സ്‌്രൈടപ്പും. 13 സ്‌പോക്ക് അലോയ് വീലുകളാണ് ജാവ 42 ന്റെ മറ്റൊരു പ്രത്യേകത. എല്ലാ ജാവ മോട്ടോര്‍ സൈക്കിളുകള്‍ക്കം എബിഎസ് ബ്രേയ്ക്കിംഗ് സംവിധാനമാണുള്ളത്. ഡല്‍ഹി എക്‌സ് ഷോറും വില 1,83,942 രൂപ. സ്ഥാനം മാറ്റിയ ലമ്പഡ സെന്‍സറാണ് എന്‍ജിന്റെ മറ്റൊരു സവിശേഷത. ഇത് അകത്തും പുറത്തുമുള്ള ചാഞ്ചല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ഏതു റോഡ് സാഹചര്യത്തിലും പ്രകടന സ്ഥിരത നല്‍കുകയും പുറം തള്ളല്‍ ശുദ്ധവുമാക്കുന്നു. മോട്ടോര്‍സൈക്കിളിനോടുള്ള ഉപഭോക്താവിന്റെ ഇഷ്ടം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്ലാസിക്ക് ലെജന്‍ഡ്‌സ് ഫ്‌ളൈസ്‌ക്രീനും ഹെഡ്‌ലാമ്പ് ഗ്രില്ലും കൊണ്ടു വന്നിട്ടുണ്ട്. റൈഡര്‍മാര്‍ക്കായി കൂടുതല്‍ ആക്‌സസറികളും കൂട്ടിചേര്‍ക്കുന്നുണ്ട്. ഇമെന്‍സ സ്മാര്‍ട്ട് ലൈറ്റിങ്ങ് ശ്രേണിയുമായി ക്രോംപ്ടണ്‍ കേന്ദ്രസര്‍ക്കാരിന്റെ തലപ്പാടി- ചെങ്കള ഭാരത് മാല കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം; ദമ്പതികൾ അറസ്റ്റിൽ വിവാഹലോചനകള്‍ തുടര്‍ച്ചയായി അയല്‍ക്കാരന്‍ മുടക്കി, പ്രതികാരം ചെയ്യാന്‍ ആല്‍ബിന്‍ ‘അയ്യപ്പന്‍ നായരുടെ’ വഴി തെരെഞ്ഞെടുത്തു;കണ്ണുതള്ളി നാട്ടുകാര്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കി ഹൈദരാബാദ് മുന്നോട്ട് ‘ഞങ്ങള്‍ പറയന്മാരാണ്, സമൂഹത്തില്‍ ഇപ്പോഴും സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നു’; സംഗീത നാടക അക്കാദമി സെക്രട്ടറി ജാതി വിവേചനം കാണിച്ചുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; തിരുവനന്തരപുരത്ത് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നു പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ട് നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സീസണില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇരുടീമുകളും. കളിച്ച നാലു മത്സരങ്ങളും ജയിച്ച് ബാംഗ്ലൂര്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഒരു മത്സരത്തില്‍ തോറ്റ ചെന്നൈ രണ്ടാമതാണ്. സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ടീമുകളുടെ മത്സരം എന്നതിലുപരി കോഹ്ലി-ധോണി പോരാട്ടമായാണ് ആരാധകര്‍ മത്സരത്തെ കാണുന്നത്. ഒരു കിരീടത്തിനു വേണ്ടി 13 വര്‍ഷമായി കാത്തിരിക്കുന്ന ബാംഗ്ലൂര്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ്. കളിച്ച മത്സരങ്ങളിലെല്ലാം ആധികാരിക ജയം നേടാന്‍ അവര്‍ക്കായി. യുവത്വം പരിചസമ്പത്തും ഒരുപോലെ നിറഞ്ഞ ടീമിലാണ് അവരുടെ കരുത്ത്. മറുവശത്ത് കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു ശേഷം വമ്പന്‍ തിരിച്ചുവരവാണ് ചെന്നൈ നടത്തുന്നത്. ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും പിന്നീട് മൂന്നു മത്സരങ്ങളും ജയിച്ചു ശക്തമായ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. ടീമിന് വിജയമൊരുക്കാന്‍ കെല്‍പുള്ള ഒരുപിടി യുതാരങ്ങളുമുണ്ട് ഇരു നിരയിലും. മലയാളിയായ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ യുവപടയാളിയെങ്കില്‍ ചെന്നൈയ്ക്ക് റിതുരാജ് ഗെയ്ക്ക്വാദാണ്. നാലില്‍ മൂന്നു ജയവുമായി പോയിന്‍്‌റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഡല്‍ഹി. അതേസമയം ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. അതിനാല്‍ത്തന്നെ ഈ മത്സരം അവര്‍ക്ക് നിര്‍ണായകമാണ്. ചൈന 16oz വാക്വം ഇൻസുലേറ്റഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഇരട്ട മതിൽ കസ്റ്റം ട്രാവൽ ടംബ്ലർ നിർമ്മാതാക്കളും വിതരണക്കാരും സുൻസും 16oz വാക്വം ഇൻസുലേറ്റഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഇരട്ട മതിൽ കസ്റ്റം ട്രാവൽ ടംബ്ലർ ഇഷ്ടാനുസൃതമാക്കിയ നിറം സ്വീകരിക്കുക: ഓർ‌ഡറുകൾ‌ നൽ‌കുന്നതിന് ഓരോ സ്റ്റെയിൻ‌ലെസ് സ്റ്റീൽ‌ ഉൽ‌പ്പന്നങ്ങൾ‌ക്കും ഞങ്ങൾ‌ ഇച്ഛാനുസൃതമാക്കിയ വർ‌ണ്ണങ്ങൾ‌ സ്വീകരിക്കുന്നു. ഉപഭോക്താവിൽ നിന്ന് നൽകിയ പാന്റോൺ നമ്പർ അനുസരിച്ച്, ഞങ്ങൾക്ക് പാന്റോൺ പുസ്തകത്തിന് സമാനമായത് ചെയ്യാൻ കഴിയും. കസ്റ്റമൈസ്ഡ് ലോഗോ സ്വീകരിക്കുക: ഉപഭോക്താവിൽ‌ നിന്നും നൽ‌കിയ കലാസൃഷ്‌ടി രൂപകൽപ്പന അനുസരിച്ച്, വൈവിധ്യമാർ‌ന്ന ഡിസൈൻ‌ പാറ്റേണുകളെ വളരെയധികം പിന്തുണയ്‌ക്കുന്നു! കസ്റ്റമൈസ്ഡ് സർഫേസ് സ്വീകരിക്കുക: വാട്ടർ ട്രാൻസ്ഫർ, ഗ്യാസ് ട്രാൻസ്ഫർ, ഹീറ്റ് ട്രാൻസ്ഫർ പ്രിന്റിംഗ് തുടങ്ങിയ നിലവിലുള്ള ഉപരിതല ചികിത്സ തിരഞ്ഞെടുക്കുന്നു. കൂടാതെ, ഇഷ്ടാനുസൃതമാക്കാവുന്ന ഉപരിതല ചികിത്സ സ്വീകരിക്കുക. ഉൽപ്പന്നങ്ങൾ നിങ്ങൾ സ്വപ്നം കണ്ട ഒന്നാക്കി മാറ്റുന്നതിനുള്ള വിവിധ ഉപരിതല ചികിത്സകൾ. പ്രീമിയം സ്റ്റെയിൻലെസ്സ് സ്റ്റീൽ ടംബ്ലർ: 18/8 ഫുഡ്-ഗ്രേഡ് സ്റ്റെയിൻ‌ലെസ് സ്റ്റീലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് മോടിയുള്ളതും നിങ്ങളുടെ പാനപാത്രങ്ങൾ തുരുമ്പില്ലാതെ തുടരുന്നതിന് അകത്ത് ഇലക്ട്രോ മിനുക്കിയതുമാണ്, കൂടാതെ പുറം നിറത്തിലുള്ള പൊടി പൂശിയ ഫിനിഷും ഇത് വളരെ എളുപ്പത്തിൽ പിടിക്കുന്നു. ആകൃതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ഇത് വാഹന കപ്പ് ഹോൾഡർമാർക്ക് അനുയോജ്യമാകും. ലിഡ്, സ്ട്രോ എന്നിവ ഉപയോഗിച്ച് ടംബ്ലർ കപ്പ്: ചോർച്ച-പ്രൂഫിനും വീണ്ടും ഉപയോഗിക്കാവുന്ന വൈക്കോലിനുമായി ഒരു ബിപി‌എ രഹിത സ്ലൈഡിംഗ് ലിഡ് വരുന്നു. വിശാലമായ വായ തുറക്കൽ വേഗത്തിൽ വൃത്തിയാക്കാനും വേഗത്തിൽ പൂരിപ്പിക്കാനും അനുവദിക്കുന്നു. എന്തിനധികം, ഞങ്ങളുടെ ടംബ്ലറുകൾ വിയർപ്പ് രഹിത രൂപകൽപ്പന ഉപയോഗിക്കുന്നു, അത് വിയർപ്പിനേയും ഘനീഭവിപ്പിക്കുന്നതിനേയും തടയുന്നു, ഇത് ഒരിക്കലും ഒരു സ്ഥലവും ഉപേക്ഷിക്കുന്നില്ലെന്നും നിങ്ങൾ സ്വയം ഒരിക്കലും കത്തിക്കില്ലെന്നും ഉറപ്പാക്കുന്നു! ഇൻസുലേറ്റഡ് കോഫി ട്രാവൽ മഗ്: ഇരട്ട മതിലുള്ള വാക്വം ഇൻസുലേഷൻ ടംബ്ലറിന്റെ പുറം മതിലുകളിലേക്ക് താപ കൈമാറ്റം തടയുന്നു. ടംബ്ലർ നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങളെ തണുത്ത തണുപ്പിക്കുകയോ മണിക്കൂറുകളോളം ചൂടാക്കുകയോ ചെയ്യുന്നു എന്നാണ് ഇതിനർത്ഥം. അതിനാൽ കുളത്തിനരികിൽ നിങ്ങളുടെ പാനീയം തണുപ്പിക്കാൻ നിങ്ങൾക്ക് കഴിയും, എവിടെയായിരുന്നാലും നിങ്ങളുടെ ജോ കപ്പ് എടുക്കുക. അതിനാൽ താപ ഇൻസുലേഷൻ നിലനിർത്താൻ, ഹാൻഡ് വാഷ് ശുപാർശ ചെയ്യുന്നു. 16 ഓസ് ടംബ്ലർ സെറ്റിന്റെ മികച്ച സമ്മാനം: ഈ 20 z ൺസ് ടംബ്ലർ സെറ്റ് വീട്ടിൽ, ഓഫീസ്, do ട്ട്‌ഡോർ പാർട്ടികൾ, സ്‌പോർട്‌സ്, യാത്ര, ക്യാമ്പിംഗ്, ഡ്രൈവിംഗ് എന്നിവ പോലുള്ള ദൈനംദിന ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഓഫീസ് ജീവനക്കാർ, ഡ്രൈവർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, ബിബിക്യു വിദഗ്ധർ, പാർട്ടി ആനുകൂല്യങ്ങൾ, നാവികർ മുതലായവർക്ക് അനുയോജ്യമാണ്, അതിനാൽ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി ഫാദേഴ്സ് ഡേ, അമ്മയുടെ ഡേ സമ്മാനങ്ങൾ അല്ലെങ്കിൽ ജന്മദിന സമ്മാനങ്ങൾ എന്നിവ തിരഞ്ഞെടുക്കരുത്. [ July 8, 2020 ഇരിങ്ങാലക്കുട നഗരസഭ ക്വാറന്റൈനിൽ മൊത്തം 390 പേർ ഇന്ന് പുതുതായി എത്തിയത് 17 പേർ Health [ July 8, 2020 ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ ഗ്രൗണ്ടിലെ അനധികൃത കയ്യേറ്റങ്ങൾ തിരിച്ചു പിടിക്കാതെ സ്കൗട്ട്സ് ഗൈഡ്‌സ് കെട്ടിട നിർമ്മാണത്തിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന് എതിർപ്പുമായി സ്കൂൾ പി ടി എ യും വികസന സമിതിയും e-Paper [ July 8, 2020 സ്വർണ്ണ കള്ളക്കടത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആളൂരിൽ യുവമോർച്ചയുടെ പ്രതിഷേധം e-Paper [ July 8, 2020 സ്വർണ്ണക്കള്ളക്കടത്ത് യുവമോർച്ച ഇരിങ്ങാലക്കുടയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു e-Paper [ July 7, 2020 ഓൺലൈൻ പഠനത്തിന് അവസരമൊരുക്കി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് ബാച്ച് Book [ July 7, 2020 പെരിങ്ങൽകുത്ത് ഡാമിൻ്റെ ഒരു സ്ളൂയിസ് ഗേറ്റ് നാളെ രാവിലെ തുറക്കും e-Paper [ November 27, 2021 ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം News [ November 27, 2021 ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം News [ November 27, 2021 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്ലെയ്സ്‌മെന്റ് സെക്രട്ടറി എന്ന തസ്തികയിൽ ഒഴിവ് Irinjalakuda [ November 27, 2021 സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. Health [ November 27, 2021 വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റിന് തുടക്കമായി. Irinjalakuda [ November 27, 2021 നന്തിക്കര സർക്കാർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റി൯െറ നേതൃത്വത്തിൽ “വായനയുടെ അയനങ്ങൾ ” എന്ന വായനാ പരിപോഷണ പരിപാടി നടത്തി e-Paper [ November 27, 2021 നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനാചാരണം സംഘടിപ്പിച്ചു e-Paper [ November 27, 2021 തൃശ്ശൂർ ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു e-Paper [ November 27, 2021 സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു e-Paper കുതിരാൻ എന്ന ദുരിതമലയെ കുറിച്ച് കതിരോൻ നാട്ടുകലാവേദിയൊരുക്കിയ ഗാനം വൈറലാവുന്നു വീഡിയോ കാണാം…. October 13, 2019 Comments Off on കുതിരാൻ എന്ന ദുരിതമലയെ കുറിച്ച് കതിരോൻ നാട്ടുകലാവേദിയൊരുക്കിയ ഗാനം വൈറലാവുന്നു വീഡിയോ കാണാം…. നിങ്ങൾ കുതിരാൻ വഴി സഞ്ചരിക്കാറുള്ള ആളാണോ? കുതിരാൻ മല എന്ന പേരു മാറ്റി “ദുരിത മല” എന്നാണ് വാസ്തവത്തിൽ അതിന് […] യു.എ.ഇ ഗ്രാന്റ് മോസ്ക് – രാജീവ് മുല്ലപ്പിള്ളി തന്റെ സന്ദർശനാനുഭവം എഴുതുന്നു അബുദാബി ഇരിങ്ങാലക്കുടയുടെ അഭിമാനമായ ‘നമ്മുടെ ഇരിങ്ങാലക്കുട’ ഫേയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി നടത്തിയ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് തയ്യാറാക്കിയ […] ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം November 27, 2021 Comments Off on ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം November 27, 2021 Comments Off on ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യാൻ നിർദ്ദേശം എ ഐ വൈ എഫ് ഫുട്ബോൾ മേള സംഘടിപ്പിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്ലെയ്സ്‌മെന്റ് സെക്രട്ടറി എന്ന തസ്തികയിൽ ഒഴിവ് November 27, 2021 Comments Off on ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്ലെയ്സ്‌മെന്റ് സെക്രട്ടറി എന്ന തസ്തികയിൽ ഒഴിവ് സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റിന് തുടക്കമായി. November 27, 2021 Comments Off on വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാ തല ചെസ്സ് ടൂർണ്ണമെൻ്റിന് തുടക്കമായി. നന്തിക്കര സർക്കാർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റി൯െറ നേതൃത്വത്തിൽ “വായനയുടെ അയനങ്ങൾ ” എന്ന വായനാ പരിപോഷണ പരിപാടി നടത്തി November 27, 2021 Comments Off on നന്തിക്കര സർക്കാർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റി൯െറ നേതൃത്വത്തിൽ “വായനയുടെ അയനങ്ങൾ ” എന്ന വായനാ പരിപോഷണ പരിപാടി നടത്തി നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനാചാരണം സംഘടിപ്പിച്ചു November 27, 2021 Comments Off on നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഭരണഘടനാ ദിനാചാരണം സംഘടിപ്പിച്ചു തൃശ്ശൂർ ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു November 27, 2021 Comments Off on തൃശ്ശൂർ ജില്ലാ സീനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു November 27, 2021 Comments Off on സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു Home » development Port pravasi » എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു: 1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം 2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. ← വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് → ഹോം കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ല. കേന്ദ്രമന അഗതി മന്ദിരങ്ങളോടും സ്‌പെഷല്‍ സ്‌കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതം അനാഥ അഗതി വൃദ്ധ മന്ദിരങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടര്‍ന്ന് നല്‌കേണ്ടതില്ലെന്നും മാനസിക വെല്ലുവിളി സംസ്‌കാര സാഹിതിയും വിചാര്‍വിഭാഗും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങള്‍ ഗാന്ധിഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു. മാതൃഭാ കര്‍ഷകരോഷത്തില്‍ ആവിയാപ്പോകുമെന്നു ഭയന്നാണ് മോദി സര്‍ക്കാര്‍ കുപ്രസിദ്ധമായ കര്‍ഷക നിയമം പിന്‍വലിച്ചത്. 750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്ക കര്‍ഷക സമരത്തിന് മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. കയ്യൂക വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ നക്ഷത തിളക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ചിക്കുന്ന നക്ഷത്രത്തിന്റെ രൂപത്തിലുളള ലൈറ്റുകൾ അജപാലകൻ നിലമ്പൂർ നെടുങ്കയം വനപ്രദേശത്ത മേഞ്ഞ് നടക്കുന്ന ആടിന്റെ മുകളിലിരിക്കുന്ന സീത എന്ന കുരങ്ങ് ജീവിത വഴിയിൽ പണിസ്ഥലത്ത് നിന്ന് വിറക് കെട്ടുമായി വീടുകളിലേക്ക് മടങ്ങുന്ന ആദിവാസി സ്ത്രീകൾ .വയനാട് ജില്ലയിലെ ചേകാടിക്ക് സമീപത്ത് നിന്നുളള കാഴ്ച 2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ചോദ്യങ്ങൾ ചോദിച്ച് പൊട്ടികരഞ്ഞു പാപ്പു മകളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി നൽകാൻ പറ്റാതെ അമൃത സുരേഷ് വൈറലായി പാപ്പുവിൻ്റെ വീഡിയോ ചോദ്യങ്ങൾ ചോദിച്ച് പൊട്ടികരഞ്ഞു പാപ്പു …മകളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി നൽകാൻ പറ്റാതെ അമൃത സുരേഷ് വൈറലായി പാപ്പുവിൻ്റെ വീഡിയോ ചോദ്യങ്ങൾ ചോദിച്ച് പൊട്ടികരഞ്ഞു പാപ്പു …മകളുടെ ചോദ്യങ്ങൾക്കു മുൻപിൽ മറുപടി നൽകാൻ പറ്റാതെ അമൃത സുരേഷ് വൈറലായി പാപ്പുവിൻ്റെ വീഡിയോ മലയാളികളുടെ പ്രിയതാരമായ ഗായിക അമൃത സുരേഷിൻ്റെ മകളാണ് അവന്തിക. പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മയ്ക്കും കുഞ്ഞമ്മ അഭിരാമിക്കും ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. ലോക്ക് ഡൗൺ കാലത്ത് പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് പേജ് യൂട്യൂബിൽ തുടങ്ങിരുന്നു. പാപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ ചാനലിന് പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്. കുട്ടി സെലിബ്രേറ്റി ഇപ്പോൾ ഒരു വീഡിയോയുമായി ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. വീഡിയോ അമൃത തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പാപ്പു വളരെ ദേഷ്യപ്പെട്ട് ഒന്നിനുപുറകെ ഒന്നായി അമ്മയോട് ചോദ്യം ചോദിക്കുന്നതും അമ്മയായ അമൃത വളരെ ക്ഷമയോടെ എല്ലാത്തിനും ഉത്തരം നൽകുന്നതുമാണ് വീഡിയോയിലുള്ളത്. റൂമിലെ ഫർണിച്ചറുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയാണ് പാപ്പു സംസാരിക്കുന്നത്. അലമാരയും മറ്റും എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് പാപ്പു ചോദിക്കുമ്പോൾ ഓരോന്നും തടികൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന് അമൃത മറുപടിയും നൽകുന്നു. എന്നാൽ പ്രകൃതിയെ ദ്രോഹിക്കുന്ന ഒന്നും പാപ്പുവിന് വേണ്ടന്നും പ്രകൃതിയല്ലേ മനുഷ്യന് എല്ലാം നൽകുന്നത് എന്നും പാപ്പു ചോദിക്കുന്നുണ്ട്. പ്രകൃതിയെയും വന്യജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ട് എന്തിനാണ് മനുഷ്യൻ മരംമുറിച്ച് എങ്ങനെ ഫർണിച്ചർ നിർമിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്നാണ് പാപ്പുവിന്റെ ചോദ്യം. പ്രധാനമന്ത്രിയോട് ഇക്കാര്യം പറയണം ഇത് നിർത്തണം എന്നും ആവശ്യം പറയുന്ന പാപ്പു ഒടുവിൽ തൊണ്ടയിടറി കരയുന്നതും വീഡിയോയിൽ കാണാം. ക്യാമറക്ക് പിന്നിൽനിന്ന് അമൃത മകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ആരാധകർക്കു കാണാൻ സാധിക്കും. ഇതൊക്കെ കാണുമ്പോൾ ഞെട്ടൽ അനുഭവപ്പെടുന്നു എങ്കിലും പുതുതലമുറ വളർന്നു വരുന്ന രീതിയിൽ സന്തോഷം തോന്നുന്നു എന്ന് അടിക്കുറിപ്പൊടെയാണ് അമൃത ആരാധകർക്കായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ദിവസങ്ങൾ അടുത്തിരിക്കുന്നു പുതിയ ചിത്രങ്ങൾ പങ്കുവെച്ചു ആലിസ് ക്രിസ്റ്റി ഗോമസ് മലയാളികളുടെ ഹൃദയം കവർന്ന കൊച്ചു താരസുന്ദരി വൃദ്ധിക്കുട്ടി ഇതാ രാവണന്റെ ജാനകിയായി എത്തിയിരിക്കുന്നു… മകളുടെ മുഖം കാണിക്കാതെ ഭാമ പൊന്നോമനയ്ക്ക് ഒരുവയസ്സ്.. പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി… മകളുടെ കരിയറിലെ മറക്കാനാകാത്ത നിമിഷമാണ് ഇത്; ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ… മുത്തശ്ശി ആയ സന്തോഷം പങ്കുവെച്ച് താരാ കല്യാൺ..ദൈവത്തിന് നന്ദി: ചെറുമക്കൾക്കൊപ്പമുള്ള… രാവിലെ ഇനി എന്ത് എളുപ്പം..ബ്രേക്ക് ഫാസ്റ്റ് ഇനി ഈസിയായി തയാറാക്കാം..ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ മകളുടെ മുഖം കാണിക്കാതെ ഭാമ പൊന്നോമനയ്ക്ക് ഒരുവയസ്സ്.. പൊന്നോമനയെ നെഞ്ചോട് ചേർത്ത് സൗഭാഗ്യ! സൗഭാഗ്യയെയും കുഞ്ഞിനെയും കരവലയത്തിനുള്ളിൽ ആക്കി അർജുൻ; സുദർശന കുട്ടിക്കൊപ്പം ഉള്ള ആദ്യ വീഡിയോ ആഘോഷമാക്കി അച്ഛനും അമ്മയും! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി ഇനി വീട്ടിൽ അല്ല പറമ്പിൽ പോലും വരില്ല എലി ശല്യം പൂർണമായും ഒഴിവാക്കാൻ… ഷാഹിന്‍ബാഗിലെ സ്ത്രീകള്‍ ബി.ജെ.പിയും സംഘ്പരിവാറും ഡല്‍ഹി പൊലീസും ഒരുക്കിയ കെണിയില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നത് അവര്‍ മുന്നോട്ടുവെക്കുന്ന സമരമാതൃക കൊണ്ടാണ്. എന്നാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ അതല്ല ഉണ്ടായതെന്നത് വ്യക്തമാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മിക്ക സ്ഥലങ്ങളും ഹിന്ദു-മുസ്‌ലിം സമുദായക്കാര്‍ ഒരുമിച്ച് താമസിക്കുന്ന മേഖലകളാണ്. എന്നാല്‍ ഹിന്ദു വീടുകള്‍ക്ക് മുകളില്‍ കാവിക്കൊടി കെട്ടുന്നതും ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റുമൊക്കെ ഗുജറാത്ത് മോഡലിന്റെ അതേ ഓര്‍മപ്പെടുത്തലാണ് ഉണ്ടാക്കുന്നത്. വാഹനങ്ങളില്‍ കല്ലുകള്‍ കൊണ്ടുവന്ന് ഇറക്കുന്നതും അക്രമികളെ അയല്‍ പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന് ഹെല്‍മെറ്റും ധരിപ്പിച്ച് ജയ് ശ്രീറാം വിളികളോടെ കൊള്ളക്കും കൊലക്കും ഇറക്കിവിടുന്നതും മുമ്പു കണ്ടിട്ടുള്ളതാണ്. അതേ മാതൃകയാണ് ഇവിടെയും സംഭവിക്കുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സാമുദായിക ചേരിതിരിവിലേക്ക് വഴിതിരിച്ചുവിടാന്‍ കപില്‍ മിശ്രയെപ്പോലുള്ളവരും ഗിരിരാജ് സിങിനെപ്പോലുള്ള തീവ്രവര്‍ഗീയവാദികളായ നേതാക്കളുമൊക്കെ ശ്രമിച്ചിട്ടും ഇന്നും പൗരസമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടേയും വലിയ പിന്തുണ ഈ സമരങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അവസാനിപ്പിച്ച്, പ്രതിഷേധം ഭൂരിപക്ഷ സമുദായത്തിന് എതിരാണ് എന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന നീക്കം വിജയിക്കുന്നു എന്നു കൂടിയാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ബീഹാര്‍, കിഴക്കന്‍ യു.പിയില്‍ നിന്നുള്ളവരായ പൂര്‍വാഞ്ചലികള്‍ താമസിക്കുന്ന മേഖലകള്‍ കൂടിയാണ് ഇപ്പോള്‍ കലാപമുണ്ടായ പ്രദേശം. അടുത്തു നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലേക്കുള്ള ധ്രുവീകരണമായി കൂടി ഇപ്പോഴത്തെ കലാപത്തെ കാണുന്നതിലും തെറ്റില്ല. അതിനുള്ള വഴിമരുന്നിടലാണോ കപില്‍ മിശ്രയപ്പോലുള്ളവരെ മുന്‍നിര്‍ത്തി ആസൂത്രണം ചെയ്തിരിക്കുന്നത് എന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കലാപമുണ്ടായിരിക്കുന്നത് രാജ്യതലസ്ഥാനത്താണ്. രാജ്യതലസ്ഥാനത്ത് ഈവിധം കലാപങ്ങളുണ്ടാകുന്നത് തടയാന്‍ പോലും കഴിയുന്നില്ല എങ്കില്‍ വലിയ നാണക്കേടു തന്നെയാണ്. ഇത് രാഷ്ട്രീയ മുതലെടുപ്പാക്കാന്‍ നോക്കുന്നതിനു പകരം, കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അഭിസംബോധന ചെയ്യുകയും ജനങ്ങളുടെ ആശങ്കയകറ്റുകയുമാണ് ചെയ്യേണ്ടത്. സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ഈ തോണി വായുവിലല്ല, വെള്ളത്തില്‍ത്തന്നെ; വൈറലായി ജലശക്തി മന്ത്രാലയത്തിന്റെ ട്വീറ്റ് ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്ന് എന്നാണ് ജലശക്തി മന്ത്രാലയം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഷില്ലോങ്: അടിത്തട്ടുവരെ കാണാവുന്നത്ര തെളിച്ചമുള്ള നദി. യാത്രക്കാരുമായി ഒരു വഞ്ചി നദിക്ക് മേലെ ഒഴുകി നീങ്ങുന്നു. ഒറ്റനോട്ടത്തില്‍ വായുവില്‍ വഞ്ചി ഉയര്‍ന്നുനില്‍ക്കുകയാണെന്നേ തോന്നൂ. അത്രയും തെളിച്ചമുള്ളതാണ് നദിയിലെ ജലം. ജലശക്തി മന്ത്രാലയം കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ച ഈ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. മേഘാലയയിലെ ഉമങ്ങോട്ട് നദിയാണ് ചര്‍ച്ചകള്‍ക്കെല്ലാം വഴിയൊരുക്കിയത്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഉമങ്ങോട്ട് നദി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്ന് എന്നാണ് ജലശക്തി മന്ത്രാലയം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നമ്മുടെ എല്ലാ നദികളും ഇതുപോലെ ശുദ്ധമാവണമെന്ന് ആഗ്രഹിക്കുന്നു. മേഘാലയയിലെ ജനങ്ങളെ അഭിനന്ദിക്കുന്നെന്നും മന്ത്രാലയം കുറിച്ചു. ചിത്രം കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ലെന്നാണ് ഒരാള്‍ ചിത്രം റീട്വീറ്റ് ചെയ്തുകൊണ്ട് പ്രതികരിച്ചത്. യമുനാ നദി എന്ന് ഇതുപോലെയാവും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ജനസാന്ദ്രത കുറഞ്ഞതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു മറ്റൊരു കമന്റ്. സഞ്ചാരി പ്രളയത്തില്‍ മുങ്ങി കശ്മീര്‍, നവംബറില്‍ വന്നത് ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ പേര്‍ ശ്രീനഗര്‍: കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സഞ്ചാരിപ്രളയത്തില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. സഞ്ചാരി പ്രളയത്തില്‍ മുങ്ങി കശ്മീര്‍, നവംബറില്‍ വന്നത് ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ പേര്‍ കാഷ്വാലിറ്റി, കിടത്തിച്ചികിത്സ; അകമലയിലുണ്ട് വന്യജീവികൾക്കായി പ്രത്യേക ക്ലിനിക്ക് ഇത്തവണ നൂറിലേറെ ഇനങ്ങൾ കൂടുതൽ, ചിത്രശലഭ ഭംഗിയിൽ പീച്ചിയും ചിമ്മിനിയും കാടുമൂടി ഭീകരാന്തരീക്ഷത്തിൽ, അമ്പലവയലിലെ നീസൺ ഹട്ടുകൾ നവീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണമെന്നാവശ്യം 20 മാസത്തെ കാത്തിരിപ്പിന് അവസാനം; ഒമിക്രോണ്‍ ഭീതിക്കിടയിലും ആഘോഷമായി സഞ്ചാരികളെ വരവേറ്റ് ഫിജി കൺസഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശിപാർശകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിരക്കിലെ ഇളവുകൾ പിൻവലിക്കുമെന്നും അടുത്തമാസം ഒന്നു മുതൽ പഴയ നിരക്ക് ഈടാക്കുമെന്നും ഗതാഗതമന്ത്രി ആൻറണി രാജു അറിയിച്ചു. സൂപ്പർ ഫാസ്റ്റ് സർവ്വീസുകൾക്ക് നൽകിയിരുന്ന ഇളവാണ് പിൻവലിക്കുന്നത്. യാത്രക്കാർ കുറവായിരുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ടിക്കറ്റ് നിരക്ക് 25 ശതമാനം കുറവാണുണ്ടായിരുന്നത്. ഇത് പഴയ നിരക്കിലേയ്ക്ക് ഉയർത്തും. സ്‌പെഷ്യൽ സർവ്വീസുകളുടെ കൂടിയ നിരക്കും കുറയ്ക്കും. സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടു നൽകൽ, കൺസഷൻ തുടങ്ങിയവ ചർച്ചയാകും. കൺസഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശിപാർശകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ. കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നവംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കും. ബസുകളിൽ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. 1. യേശുവിന്റെ ജനനം മനുഷ്യ അപ്പനില് നിന്നുമല്ല എന്നാല്, മറ്റ് പ്രവാചകന്മാര്എല്ലാം മനുഷ്യ അപ്പനില് നിന്ന് ജന്മം എടുത്തു ക്രിസ്തു" അഥവാ "ദൈവത്തിന്റെ ശക്തിയും ജ്ഞാനവും" ജനിച്ചത്(ഉരുത്തിരിഞ്ഞു വരുന്നത്) യഹോവ എന്ന് വിളിക്കപ്പെടുന്ന; പരിപൂർണ്ണനായിനിലകൊണ്ട്, പൂർണ്ണ സ്വസ്ഥയിലായിരിക്കുന്ന ഏക ദൈവത്തിൽ നിന്നാണ്! ക്രിസ്തുവാണ് യേശു! ക്രിസ്തു, ദൈവത്തെ പിതാവ് എന്ന് വിളിച്ചിരിക്കുന്നു! ക്രിസ്തു ഉള്ളിൽ വസിക്കുന്ന മനുഷ്യരും ദൈവത്തെ "സ്വര്ഗ്ഗസ്ഥനായ പിതാവ്" എന്ന് വിളിക്കുന്നു! 2. ആദി മനുഷ്യന് "ആദം" മനുഷ്യഅപ്പനില്ലാതെ മണ്ണില്[ഖുറാന്3:59,15:26,23:12,30:20,32:7] നിന്ന് എടുക്കപ്പെട്ടപ്പോള് "യേശു" ദൈവത്തില് നിന്ന് അവിടുത്തെ വചനത്തിലൂടെ ജന്മം[ഖുറാന് 3:47] എടുക്കപെട്ടു തന്‍റെ ഗുഹ്യസ്ഥാനം സൂക്ഷിച്ച ഒരുവളെ(മര്‍യം)യും ഓര്‍ക്കുക. അങ്ങനെ അവളില്‍ നമ്മുടെ ആത്മാവില്‍ നിന്ന്‌ നാം ഊതുകയും, അവളെയും അവളുടെ മകനെയും നാം ലോകര്‍ക്ക്‌ ദൃഷ്ടാന്തമാക്കുകയും ചെയ്തു ഖുറാന് 21:91]. 3. യേശു മാത്രം സകല ആത്മീയ നിയമങ്ങളും ഭൗതിക നിയമങ്ങളും പുര്ണമായി അനുഷ്ഠിച്ച് മനുഷ്യ ശരീരത്തില് ഭൂമിയില് ജീവിതം തികച്ചു ദൈവനീതി തികച്ചു!! 4. മിക്ക മനുഷ്യരും (പ്രവാചകര് എന്ന് വിളിക്കപ്പെടുന്ന ചിലര് ഉള്പ്പടെ) തങ്ങളെ കൊല്ലാന് വന്നവരെ മരണത്തെ ഭയപ്പെട്ട് തിരിച്ച് ആക്രമിച്ചു എന്നാല്, യേശു താന് മരിച്ചാലും മൂന്നു ദിവസത്തിനകം പുനര്ജ്ജീവിക്കും എന്ന് ഉറപ്പുള്ളവനായി, മരണത്തെ കണ്ട് ഭയപ്പെട്ട് തോറ്റു ഓടി പോകാതെ, ധീരമായി യഥാര്ഥ ദൈവ നീതിക്ക് വേണ്ടി ശരീരത്തില് മരണം വരിച്ചു, മരണത്തെ ജയിച്ചു തിരികെ ജീവിച്ചു!! 5. യേശുവിന്റെ കല്പ്പനയെ പ്രകൃതി ശക്തികള് പോലും അനുസരിക്കുന്നു എന്ന് ബൈബിളില് അനേകം തവണ എഴുതി വച്ചിരിക്കുന്നു കാറ്റിനോട് വെള്ളത്തോടും ഇവന് കല്പ്പിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നല്ലോ ലൂക്കാ 8:25). 6. യേശുക്രിസ്തുമാത്രം ഭൂമിയെ വിധിക്കാന് വീണ്ടും വരും എന്ന് അനേകം തവണ ബൈബിളില് എഴുതപ്പെട്ടിരിക്കുന്നു. എന്നാല് മറ്റു പ്രവാചകന്മാര് ആരും അങ്ങനെ വീണ്ടും വരില്ല!! 7. യേശുവിന്റെ അത്മാവില് ചേര്ന്നു മാത്രമേ നിത്യജീവനിലേക്ക് മനുഷ്യ ആത്മാവിന് കടക്കാനുള്ള വഴി എന്ന് എനിക്ക് വ്യക്തമായി അറിയാം യേശു മാത്രം വഴി!! 8. ദൈവം മരിച്ചവര്ക്ക് ജീവന് കൊടുക്കുന്നതുപോലെതന്നെ യേശുക്രിസ്തുവും ജീവന് കൊടുക്കുന്നു (യോഹ 5:21). 9. യേശുവിനെ ശിഷ്യന്മാര് ആരാധിച്ചിരുന്നതായി ബൈബിളില് പല സ്ഥലങ്ങളില് എഴുതിയിട്ടുണ്ട് വഞ്ചിയിലുണ്ടായിരുന്നവര് അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നു പറഞ്ഞു മത്തായി 14:33 അവര് അവനെ സമീപിച്ച് പാദങ്ങളില് കെട്ടിപിടിച്ച് ആരാധിച്ചു മത്തായി 28:10 ഇത്തരത്തില് അനേകം തവണ എഴുതപ്പെട്ടിരിക്കുന്നു!! 10. കൊല്ലപ്പെട്ട കുഞ്ഞാടായ യേശുക്രിസ്തു ആരാധനയ്ക്ക് യോഗ്യനെന്ന് സ്വര്ഗ്ഗത്തിലുള്ളദൈവത്തിന്റെ ദൂതന്മാരും പറയുന്നു കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ആധിപത്യവും ബഹുമാനവും മഹത്വവും സ്തുതിയും സ്വീകരിക്കാന് യോഗ്യനാണ് സ്രെഷ്ട്ന്മാര് സാഷ്ടാഗം വീണ് ആരാധിച്ചു വെളിപ്പാട് 5:12-14 കൊല്ലപ്പെട്ട കുഞ്ഞാട് യേശുവാണ്!! 11. സര്വ്വ ശക്തനായ ദൈവം നേരിട്ട് യേശു അവിടുത്തെ പ്രിയ പുത്രന്‌ എന്ന് പ്രക്യാപിച്ചുവെന്ന് ബൈബിളില് പല സ്ഥലങ്ങളില് എഴുതപ്പെട്ടിരിക്കുന്നു ഇവന് എന്റെ പ്രിയപുത്രന് ഇവനില് ഞാന് പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു കേള്ക്കുവിന് മത്തായി 17:5 നീ എന്റെ പ്രിയ പുത്രന്; നിന്നില് ഞാന് പ്രസാദിച്ചിരിക്കുന്നു ലൂക്ക 3:22 മാറ്റാരോടും അവിടുന്ന്ഇങ്ങനെ പ്രിയ പുത്രന് എന്ന് പറഞ്ഞില്ല ഇത്തരത്തില് അനേകം തവണ എഴുതപ്പെട്ടിരിക്കുന്നു 12. യേശുവിന്റെ വചനങ്ങളിലുള്ള വിശ്വാസം ഉപേക്ഷിച്ചു പോയവരെ അവിടുന്ന് സ്നേഹത്തോടെ യാത്രയാക്കി യോഹന്നാന് 6:67) വിശ്വാസം ഉപേക്ഷിച്ചു പോകുന്നവരെ കൊല്ലണമെന്നോ അവിശ്വാസികളെ ഉപദ്രവിക്കണമെന്നോ പൈശാചികമായി യേശു പഠിപ്പിച്ചില്ല മാത്രമല്ല; ശത്രുവിനെ പോലും സ്നേഹിക്കാനും അവരെ അനുഗ്രഹിക്കാനും അവര്ക്ക് വേണ്ടി പ്രാര്ഥിക്കാനും അവിടുന്ന് പഠിപ്പിച്ചു, മാതൃകയും കാണിച്ചു തന്നു മത്തായി 5:44) 13. ആരാണ് ദൈവം എന്നുള്ള മനുഷ്യന്റെ ചോദ്യത്തിന് ദൈവം, ഞാന് ആകുന്നവന് ഞാന് തന്നെ എന്ന് പറഞ്ഞു എന്ന് ബൈബിളില് അനേകം തവണ എഴുതപ്പെട്ടിരിക്കുന്നു (പുറപ്പാട്3:14 അതുപോലെ തന്നെ യേശുവും ഞാന് ഞാന് തന്നെ എന്ന് യോഹന്നാന് 8:28 ല് പ്രക്യാപിച്ചു 14. ഉയത്തെഴുന്നേറ്റ് ശിഷ്യനായ വി.തോമസിന് വിണ്ടും മുന്നില് പ്രത്യക്ഷപ്പെട്ടപോള് വിശുദ്ധ തോമസ് യേശു ക്രിസ്തുവിനെ വിളിക്കുന്നത്‌ "എന്റെ കര്ത്താവെ എന്റെ ദൈവമേ"(യോഹന്നാന്20:28) എന്നാണ്!! 15. യേശു പറഞ്ഞു "എന്നെ കാണുന്നവന് പിതാവിനെ കാണുന്നു യോഹന്നാന് 14:9 ഒരു പ്രവാചകനും ഇങ്ങനെ പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല 16. യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ് യോഹന്നാന്10:30) യേശു പറഞ്ഞു അന്ത്യദിനത്തില് അവനെ (യേശുവില് വിശ്വസിക്കുന്നവരെ) ഞാന് ഉയര്പ്പിക്കും"(യോഹ6:40 രണ്ടോ മൂന്നോ പേര് എന്റെ നാമത്തില് ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാന് ഉണ്ടായിരിക്കും"(മത്തായി 18:20 ഒരു പ്രവാചകനും ഇങ്ങനെ പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല!! 17 പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവന് അവിടുന്ന് പുത്രനെ ഏല്പ്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രനെ ആദരിക്കേണ്ടത്തിനാണ് ഇത് യോഹ 5:22,23). 18 നമുക്ക് ഒരു ശിശുജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന് നല്കപെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലില് ആയിരിക്കും; വിസ്മയനീയനായ ഉപദേഷ്ടടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന് വിളിക്കപ്പെടും ഏശയ്യാ 9:6 ആ ശിശു യേശുവാണ്!! 19. എനിക്ക് അറിയാം ഏശയ്യ പ്രവാചകന് പ്രവചിച്ചത് ഒരു സ്വരം ഉയരുന്നു: മരുഭൂമിയില് കര്ത്താവിനു (ഹൊവയ്ക്കു) വഴിയോരുക്കുവിന് .വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന് ഏശയ്യ 40:3 ദൈവത്തിന് സ്തുതി പാടുവിന്, അവിടുത്തെ നാമത്തെ പ്രകീര്ത്തിക്കുവിന്, മേഘങ്ങളില് സഞ്ചരിക്കുന്നവന് സ്തോത്രങ്ങളാലപിക്കുവിന്; കര്ത്താവ് (യാഹ് യോഹോവ) എന്നാണ് അവിടുത്തെ നാമം സങ്കീര് 68:4 യേശുവിനെ കര്ത്താവ് എന്ന് പറയാന് പരിശുദ്ധ ആത്മാവ് മുഘേനയല്ലാതെ ആര്ക്കും സാധിക്കുകയില്ല 1കോറന്തി 12:3 യേശുവിന് മുന്പേ, എലിയാ പ്രവാചകനില് ഉണ്ടായിരുന്ന ദൈവത്തിന്റെ ആത്മാവില് സ്നാപകയോഹന്നാന് വിളിച്ചു പറഞ്ഞു കര്ത്താവിന്റെ വഴികള് നേരെയാക്കുവിന് എന്ന് മരുഭൂമിയില് വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് ഞാന് യോഹന്നാന് 1:23 ആകെ ഒരു കര്ത്താവും, ദൈവവും മാത്രമേയുള്ളൂ എന്നും എനിക്ക് അറിയാം മരുഭൂമയില് മനുഷ്യനായി നടന്ന ആ കര്ത്താവ്- യാഹ് യഹോവ എന്ന ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവ പുത്രൻ ക്രിസ്തുതന്നെ "യേശു 20. ചില മുസ്ലിo സഹോദരങ്ങള്ക്ക് യേശുവും ക്രിസ്തും തമ്മിലുള്ളതും (മനുഷ്യപുത്രനും ദൈവപുത്രനും ദൈവവും ദൈവാലയവും ദൈവവും ദൈവശക്തിയും) തമ്മിലുള്ള വ്യത്യാസവും, ദൈവം ആത്മാവ് എന്ന കാര്യവും അറിയില്ല എന്ന് ഞാന് കരുതുന്നു അതിനാല് തന്നെ, യേശുവില് വസിക്കുന്ന ക്രിസ്തുവിനെ നിങ്ങളില് ചിലര് മനസിലാക്കുകയോ അറിയുകയോ ചെയ്യുന്നില്ല മത അന്ധത 21. എനിക്ക് സഹോദരനില് പരിശുദ്ധ ആത്മാവായി വസിക്കുന്ന ദൈവത്തെ കാണുവാന് കഴിയും! എന്നാല്, നിങ്ങളില് ചിലര്ക്ക് സഹോദരനില് ആത്മാവായി വസിക്കുന്ന ദൈവത്തെ കാണുവാനുള്ള കഴിവ് ഇല്ല പിന്നെ എങ്ങിനെ യേശു ക്രിസ്തുവില് ആത്മാവായി വസിക്കുന്ന പിതാവായ ദൈവത്തെ കാണും 22. നിങ്ങളില് ചിലര്ക്ക് പരിശുദ്ധ ആത്മാവ് അശുദ്ധ ആത്മാവ് എന്നാല് എന്ത് എന്ന് അനുഭവ ജ്ഞാനം ഇല്ല അത് ഇല്ലാത്തവരോടു എനിക്ക് എങ്ങനെ പറഞ്ഞു തരാം പരിശുദ്ധ ആത്മാവിനെ അനുഭവിക്കാനുള്ള വഴി പഠിപ്പിച്ചാല് അതിലെ പോകില്ല എന്ന് ഉറപ്പിച്ചാല് എന്ത് ചെയ്യും വെള്ളത്തില് ഇറങ്ങാതെ ആരും നീന്തല് പഠിക്കില്ല 24. യോഹന്നാന് 14:26 15:26 വിശ്വാസികളുടെ കൂടെ എന്നേയ്ക്കും വസിക്കുന്ന, നിത്യജീവന് കൊടുക്കുന്ന, യേശു ക്രിസ്തു പറഞ്ഞ സഹായകനായ പരിശുദ്ധ ആത്മാവ് (ഉന്നതത്തില് വന്ന ദൈവശക്തി) അപ്പ:പ്ര 2:3,4 അവിടുത്തെ ശിഷ്യന്മാരുടെ മേല് വന്നു എന്നും, അങ്ങനെ യേശുക്രിസ്തുവും പിതാവായ ദൈവവും ശിഷ്യരിലും, ശിഷ്യര് അവിടുന്നിലുമാവുകയും ചെയ്തു (യോഹന്നാന് 14:23 ഇന്നും ഈ പ്രവര്ത്തി ക്രിസ്തു വിശ്വാസികളില് നടക്കുന്നു എന്നും എനിക്കറിയാം! സത്യാത്മാവ് മുഹമ്മദ് "നബി" എന്ന് അവകാശപ്പെടുന്നവര് അറിഞ്ഞിരിക്കുക ആത്മാവ് എന്ന് പറയുമ്പോള് തന്നെ അത് ഒരു മനുഷ്യനല്ല എന്ന് വ്യക്തമാണ് സത്യാത്മാവിനെ ലോകം കാണുകയോ അറിയുകയോ ഇല്ല യോഹന്നാന് 14:17) മാത്രമല്ല; സത്യാത്മാവ് നിത്യം കൂടെ വസിക്കുന്നവാനാണ് സത്യാത്മാവിനു ദാനങ്ങള് ഉണ്ട് അവ വിശുദ്ധ വേദപുസ്ഥകത്തില് വ്യക്തമായി എഴുതി വച്ചിട്ടുണ്ട്!! 25. ഇസ്ലാമതത്തിനെ കുറിച്ചുള്ള എന്റെ ഏതാനും ചില സംശയങ്ങള് ഇവിടെ കുറിക്കാം തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.(ഖുറാന്‍ 95:4 നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു ഖുറാന്‍ 64:3 അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി ഖുറാന്‍ 40:64 ചേലാകര്‍മം ചെയ്യണം എന്ന് ഖുര്ആന് അനുശാസിക്കുന്നുമില്ല! പിന്നെ എന്തിനു നല്ല ഘടനയോടെ സൃഷ്ട്ടിച്ച പുരുഷന്റെ ലിംഗത്തിനു ചേലാകര്മ്മം ചെയ്തു വൈകല്യം വരുത്തുന്നു?? 26. മനുഷ്യന് അനുഭവിക്കാന് കഴിയുന്ന ഏറ്റവും വലിയ സുഖം ഇണചേരുന്നത് അല്ല എന്ന് എനിക്ക് അറിയാം മറിച്ചു ദൈവാത്മാവിനോട് ഒന്നായി ചേര്ന്നുള്ള നിത്യ ജീവിതമാണ് നിങ്ങളില് ചിലര്ക്ക് ഇക്കാര്യത്തില് തെറ്റ് പറ്റിയോ എന്ന് ചിന്തിക്കുക കാരണം, സ്വര്ഗത്തില് പുരുഷന്മാര്ക്ക് അനേകം സ്ത്രികളെ ഇണ ചേര്‍ത്തു കിട്ടും എന്ന് നിങ്ങളില് പലരും വിശ്വസിക്കുന്നു ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198 “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും ഖുറാന്52:20 അതാണോ നിങ്ങളില് ചിലരുടെ അഭിപ്രായത്തില് സ്വര്ഗ്ഗസുഖം? പരിശുദ്ധ ആത്മാവിന്റെ അഭിഷേകം, അതിലൂടെ ലഭിക്കുന്ന അനുഭൂതി ഇവ അനുഭവിച്ച് അറിയുക അറിയില്ല എങ്കില് അത് അനുഭവിച്ചവരോട് ചോതിച്ചു മനസിലാക്കുക യേശുക്രിസ്തുവില് നിത്യജീവനില് കടക്കുന്ന പുരുഷനും സ്ത്രിക്കും സ്വര്ഗത്തില് വിവേചനം ഇല്ല പ്രാര്ഥനാ സ്ഥലത്ത് പോലും സ്ത്രികളോട് വിവേചനം വെളുത്ത സ്ത്രീകളെ കൂട്ടി കൊടുക്കാനിരിക്കുന്ന (റേസിസ്റ്റ്) വര്ണ്ണവാദിയാണെന്ന് ദൈവം എന്ന് ഞാന് വിശ്വസിക്കുന്നില്ല!! ഒരു ഉദാ: തേന് കുടിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖം എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനോട് എന്താണ് സ്വര്ഗ്ഗം എന്ന് ചോദിച്ചാല്, തേന് കൂട്‌ നിറഞ്ഞ ഒരു സ്ഥലമാണ് സ്വര്ഗ്ഗം എന്ന് പറയുക സ്വോഭാവികം അനേകം സ്ത്രികളെ ഭോഗിക്കുന്നതല്ല സ്വര്ഗ്ഗ സുഖം അങ്ങനെയുള്ള സ്ഥലമല്ല സ്വര്ഗ്ഗം. അതിലുപരിയായ ആത്മീയ അനുഭൂതികളെ കുറിച്ച് സങ്കല്പ്പിക്കാന് മനസിനെ വിശാലമാക്കി ജ്ഞാനത്തെ വര്ദ്ധിപ്പിക്കുക . 27. സ്വന്തം ഭാര്യയുടെ മുഖം മറ്റൊരു പുരുഷന് കാണുന്നതുപോലും ഒരു മുസ്ലീം പുരുഷന് സഹിക്കുമോ? പക്ഷെ; തന്റെ ഭര്ത്താവ് വേറെ മൂന്നു സ്ത്രീകളോടൊപ്പം[ഖുറാന് 4:3] ഈ ഭൂമിയില് മാറി മാറി രമിക്കുന്നത് നോക്കി നില്ക്കാന് ബാധ്യസ്ഥയല്ലേ ഒരു മുസ്ലീം സത്രീ? നിങ്ങള് പറഞ്ഞ സങ്കല്പ്പ സ്വര്ഗ്ഗത്തില് ചെന്നാലും, ഭാര്യയെ അടിക്കാന് (ഉപദ്രവിക്കാന്) അവകാശം കിട്ടിയിട്ടുണ്ട് [ഖുറാന് 4:34] എന്ന് പറയുന്ന ഭൂമിയിലെ ഭര്ത്താവ് തന്നെയല്ലേ അവിടെയും സ്ത്രിയുടെ ഏക ഭര്ത്താവ്? അയാള് സ്വര്ഗ്ഗത്തില് അനേകം ഹൂറികളുമായി ഇണചേരുന്നത് [ഖുറാന് 52:20] കണ്ടുനില്ക്കാനല്ലേ അവിടെയും ഭാര്യയുടെ വിധി? ഇത്തരം മാനുഷിക സങ്കല്പ്പങ്ങള് ദൈവികം എന്ന് ഞാന് വിശ്വസിക്കുന്നില്ല!! 28. നിങ്ങളില് ചിലര് പറയുമായിരിക്കും. യേശു പറഞ്ഞു എന്നെപ്രതിയോ സുവിശേഷത്തെ പ്രതിയോ അപ്പനെയോ അമ്മയെയോ മക്കളെയോ, ഭാര്യയെ, സഹോദരിമാരേയോ സഹോദരന്മാരെയോ ഉപേക്ഷിക്കുന്നവര്ക്ക്, ഇവിടെ വച്ച് തന്നെ നൂറിരട്ടി ലഭിക്കും യേശു അങ്ങനെ പറഞ്ഞതിനാല് സ്വര്ഗ്ഗത്തില് കന്ന്യകമാരെ കൂട്ടികിട്ടും, സ്വര്ഗ്ഗത്തില് യേശുക്രിസ്തുവിന്റെ "മണവാട്ടി"യാണ് സഭ എന്നൊക്കെ നിങ്ങളുടെ ഭോഷത്വം എന്നേ അതിനെ പറയേണ്ടു കാരണം, യേശു ഈ ലോകത്തില് വച്ച് തന്നെ, തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാട്ടി പറഞ്ഞു: ഇതാ എന്റെ അപ്പന്, ഇതാ എന്റെ അമ്മ, ഇതാ എന്റെ സഹോദരിമാര്, സഹോദരന്മാര് ലൂക്ക 8:21 മത്തായി 12:50) അതുപോലെ തന്നെ ക്രിസ്ത്യാനികള്ക്ക് ഇവയെല്ലാം ലഭിക്കുന്നു! സ്വര്ഗ്ഗത്തില് നിത്യജീവനും! യേശുക്രിസ്തു ദൈവത്തിന്റെ പുത്രനായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ്, മണവാളന് മണവാട്ടിയോട് ഒന്നാകുന്നതുപോലെ യേശുവിന്റെ സഭയും ദൈവത്തിന്റെ ശക്തിയും ജ്ഞാനത്തോടുമാണ് ഒത്തു ചേരുന്നത്! അത് ആത്മീയ ഒന്നുചേരലാണ്! പുത്രന്റെ സ്ഥാനത്തിലേക്ക് ഉള്ള വിളിയാണ് ഓരോ ക്രിസ്ത്യാനിക്കും യേശുവഴി സ്വര്ഗ്ഗത്തിലും കിട്ടിയിരിക്കുന്നത്! ബൈബിള് അത്മീയ അര്ഥം മനസിലാക്കി പഠിക്കൂ 29. സ്വര്ഗത്തില് കന്ന്യകകളെ കൂട്ടികൊടുക്കുകയില്ല കാരണം പുനരുത്ഥാനത്തില് വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്ക പ്പെടുന്നതുമില്ല മത്തായി 22:30) എന്ന് പഠിപ്പിച്ച യേശുവിന്റെ അല്ലാഹു(ദൈവം) അല്ല, മതകര്മ്മം നിഷ്ട്ടതെറ്റാതെ അനുഷ്ട്ടിക്കുന്ന പുരുഷന്മാര്ക്ക് സ്വര്ഗ്ഗത്തില് അനേകം വെളുത്ത കന്ന്യകളെ കൂട്ടി കൊടുക്കപ്പെടും എന്ന് പഠിപ്പിച്ച, ഒരാളുടെ അല്ലാഹു എന്ന് എനിക്ക് വ്യക്തമായി അറിയാം[ഖുറാന് 44:51-55 30. തന്റെ സൈന്യത്തില് ജോലിചെയ്തു കൊണ്ടിരുന്ന പടയാളിയുടെ ഭാര്യയെ, അവന് ജീവിച്ചിരിക്കെ സ്വന്തമാക്കിയതിനു ദാവീദു രാജാവിനെയും, അവന്റെ മുഴുവന് സന്തതി പരമ്പരകളെയും ശിക്ഷിച്ച യഹോവയാണ് (2സാമുവല്12:10 സ്വന്തം വളര്ത്തുപുത്രന് (സൈദ്‌) ജീവിച്ചിരിക്കെ, അവന്റെ ഭാര്യയെ സ്വന്തമാക്കാന്, നിങ്ങള് പ്രവാചകന് എന്ന് പറയുന്ന മുഹമ്മദിനോട് കല്പ്പിച്ചത്, എന്ന് ഞാന് വിശ്വസിക്കുന്നില്ല![ഖുറാന്33:37 മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ ഖുര്‍ആന്‍ 4:24 ഭർത്താവുമായി വിവാഹ ബന്ധത്തിലിരിക്കുന്ന അടിമ സ്ത്രീകളെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കാം എന്നു യഹോവ പറഞ്ഞു എന്ന് ഞാന് വിശ്വസിക്കുന്നില്ല! കാരണം, അപരന് ജീവിച്ചിരിക്കെ അവന്റെ ഭാര്യയെ മോഹിക്കുക പോലും അരുത്! എന്ന് പ്രമാണം മുന്പേ യഹോവ നല്കിയിരുന്നു നിയമാവര്ത്തനം 5:20 പുറപ്പാട് 20:17 അവരില്‍ നിന്ന്‌ നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്‌. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല ഖുര്ആന് 4:24 വേശ്വാവൃത്തിക്കു മടിക്കുന്ന അടിമ സ്ത്രീകളെകൊണ്ട്; നിർബന്ധിച്ചു വേശ്വാവൃത്തി ചെയ്യിപ്പിച്ചാലും കുഴപ്പമില്ല എന്ന് മുഹമ്മദിന്റെ അള്ളാഹു (ഖുര്ആന് 24:33) വ്യഭിചാരം ചെയ്യാന് എന്തിനു വേണ്ടി ഈ ആയത്ത്? യേശുക്രിസ്തു ഇങ്ങനെ കല്പിച്ചിരിക്കുന്നു ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു ലൂക്കാ 16:18 മത്തായി 5:32, 19:9 മര്‍ക്കോസ് 10:11,12 കോറി 7:10,11 മുഹമ്മദും അദ്ദേഹത്തിനെ അല്ലാഹുവും സ്വര്ഗ്ഗത്തിന്റെ പടിവാതിൽ കടക്കുമോ? 31. ഖുറാനും ബൈബിളും തമ്മില് ഞാന് കണ്ട ഒരു പ്രധാന വിറ്റ്യാസം ഇതാണ് : "ആകാശവും ഭൂമിയും കടന്നുപോകും, എന്നാല് എന്റെ വചനങ്ങള് കടന്നുപോവുകയില്ല" ബൈബിള് (മത്തായി 24:35) ഒരിക്കല് പറഞ്ഞാല് പിന്നിട് ലോകം അവസാനിച്ചാല് പോലും മാറ്റമില്ലാത്ത ദൈവവചനം ലോകാവാസാന നാളില് ഉയര്ത്തുവരുന്ന പഴയ നിയമത്തിന്റെ കീഴിലുള്ളവരെ വിധിക്കാന് കാത്തു നില്ക്കുന്ന മാറ്റമില്ലാത്ത പഴയനിയമങ്ങളും, പുതിയനിയമത്തിന്റെ കീഴിലുള്ളവര്ക്ക് ഒരിക്കലും മാറാത്ത പുതിയനിയമങ്ങളും എന്നാൽ; മുഹമ്മദിന്റെ അല്ലാഹു; ഖുറാനിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു നാം ഏതെങ്കിലും ഒരു സൂക്തം ദുര്‍ബലപ്പെടു ത്തുകയോ അതിനെ വിസ്മൃതമാക്കുകയോ ചെയ്താല്‍ അതിനേക്കാള്‍ ഏറ്റവും നല്ലതോ അതുപോലെയുള്ളതോ നടപ്പില്‍ വരുത്തുന്നതാണ്.[ഖുറാന് 2:106,13:39 ഇന്ന് ഒരുകാര്യം പറഞ്ഞ നിങ്ങളുടെ അല്ലാഹു തരംപോലെ അത് മാറ്റി പറയില്ലേ? ഒരു ഉദാഹരണം ഇതാ ഇനിമേല്‍ നിനക്ക്‌ (വേറെ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക്‌ പകരം വേറെ ഭാര്യമാരെ 33:52 മുഹമ്മദിന്റെ അല്ലാഹു; ഈ ആയത്ത് ഇങ്ങനെ മാറ്റി വീണ്ടും ഇറക്കി പ്രവാചകപത്നിമാരേ നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്ന പക്ഷം, നിങ്ങളെക്കാള്‍ നല്ലവരായ ഭാര്യമാരെ അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പകരം നല്‍കിയേക്കാം 66:5]. 32 നബിയേ പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍.[ഖുറാന് 17:110 ഞാനാകുന്നവന് ഞാനാകുന്നു (യഹോവ ഇതുമാത്രമാണ് ദൈവത്തിന്റെ എന്നെയ്ക്കുമായുള്ള നാമം എന്ന് മോശപ്രവാചകനോട് (നബിയോട്) പുറപ്പാട് 3:14,15, ല് ദൈവം കല്പ്പിച്ചതും എനിക്കറിയാം. അതിനാല് തന്നെ ഇനി ഒരിക്കലും ആ പേര് മാറില്ല എന്നും യേശുക്രിസ്തുവിനുമുമ്പ് ഒരു പ്രവാചകന്പോലും യഹോവയായ ദൈവത്തെ "അല്ലാഹു" എന്ന് വിളിച്ചിട്ടില്ല അപ്പോൾ പിന്നെ "അല്ലാഹു" എന്ന നാമം എവിടെനിന്നും വന്നു? Chapter Throwing of non-believers in hell-fire for believers as Divine Grace and Mercy. Abu Burda reported on the authority of his father that Allah's Apostle (may peace be upon him) said: No Muslim would die but Allah would admit in his stead a Jew or a Christian in Hell-Fire Umar b. Abd al-'Aziz took an oath: By One besides Whom there is no god but He, thrice that his father had narrated that to him from Allah's Messenger (may peace be upon him സത്യവിശ്വാസികളെ യഹൂദരെയും ക്രിസ്തവരെയും നിങ്ങള് ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത് നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റ മിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്പ്പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര് വഴിയിലാക്കുകയില്ല, തീര്ച്ച ഖുറാന് 5:51 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.[ഖുറാന്9-123 ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക ഖുറാന്47:4 പുരുഷന് സ്ത്രികളുടെ മേല് നിയന്ത്രണാധികാരമുള്ളവരാകുന്നു അനുസരണക്കേട്‌ കാണിക്കുമെന്നു നിങ്ങള് ശങ്കിക്കുന്ന സ്ത്രികളെ നിങ്ങള് ഉപദേശിക്കുക. കിടപ്പറകളില് അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്തുകൊള്ളുക"[ഖുറാന്4:34 ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌.[ഖുറാന്4:11, 4:176 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക ഖുറാന് 9:5 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌ ഖുറാന് 8:39 ഇക്കാലത്തും എല്ലാമതങ്ങളും അല്ലാഹുവിനായിട്ടില്ല! അതിന്റെ പേരില് യുദ്ധം ചെയ്താല് കുഴപ്പം ഇല്ലാതാകുമോ? യുദ്ധം കുഴപ്പം ഉണ്ടാക്കുമോ? ദൈവം ഇങ്ങനെ പറയും എന്ന് ഞാന് വിശ്വസിക്കുന്നില്ല! ഇതുപോലുള്ള ഉപദേശങ്ങള് എഴുതിയ ഒരാളുടെ കാഴ്ച്ചപാടുകള് നീതിമാനായ ദൈവത്തിന്റെ എന്ന്, എനിക്ക് കരുതാന് കഴിയില്ല യേശുക്രിസ്തു വന്നത് അക്രമികളെ നേര് വഴിക്ക് നടത്തി, അവര്ക്ക് നിത്യജീവന് കൊടുക്കാനാണ്! നമ്മുടെ കര്ത്താവ് യേശുകല്പ്പിച്ചു ശത്രുക്കളെ സ്നേഹിക്കുവിന്; നിങ്ങളെ ദ്വേഷിക്കുന്നവര്ക്ക് നന്മചെയ്യുവിന്; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്; അധിക്ഷേപിക്കുന്നവര്ക്ക് വേണ്ടി പ്രാര്ഥിക്കുവിന്; ഒരു ചെകിടത്തടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക ലൂക്ക 6:27-29). 35. “അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240 ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ താഴ്ഭാഗത്തിലൂടെ അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്‌ മുസ്ലിം) ഹദീസ് ഭാഗം 1 -220 വുളു) ശരീരഭാഗം കഴുകല് നടത്തിയാല് നഖത്തിനടിയിലൂടെ പാപം പോകുമെന്ന് എനിക്ക് വിശ്വസിക്കാന് കഴിയുന്നില്ല! ഇതുപോലെ പഠിപ്പിക്കുന്ന ഒരാളുടെ പ്രബോധനങ്ങള് അനുസരിച്ച് നന്മയുണ്ടാക്കിയും പാപം പോക്കിയും മനുഷ്യര് നിത്യരക്ഷ പ്രാപിക്കുമോ? 36. യേശുക്രിസ്തു ഈ ഭൂമിയില് നടത്തിയ മനുഷ്യജീവിതം എല്ലാ മനുഷ്യര്ക്കും ഒരു മികച്ച മാതൃകയും, എല്ലാവര്ക്കും എല്ലാകാലത്തും അനുകരണിയവുമാണ് എന്നാല്, മുഹമ്മദു "നബി" സ്വന്ത വിവാഹകാര്യത്തില് ഉള്പ്പടെ നടത്തിയ വ്യക്തി ജീവിതം ഇക്കാലത്തെ മനുഷ്യര്ക്ക്‌ അനുകരുണിയമാണോ? ദൈവം അരുളിചെയ്തു നമുക്ക് നമ്മുടെ ശ്ചായയിലും സാദ്രശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിക്കാം ഉല്പ്പത്തി 1:26 ദൈവത്തിന്റെ പ്ലാനും പദ്ധതികളും തീരുമാനങ്ങളും വേറെ ഒരു ശക്തിക്കും മുന്കൂട്ടി നിശ്ചയിക്കാനോ തീരുമാനിക്കാനോ അവതല്ല! ദൈവം ആരുടെയും ആഞ്ജാനുവര്ത്തിയല്ല! ദൈവത്തിന്റെ ഇതേ സാദൃശ്യത്തിലാണ് ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചിരിക്കുന്നത്‌! അതിനാല് തന്നെ ദൈവം മനുഷ്യന്റെ പല തീരുമാനങ്ങളും എന്ത് എന്ന് അറിയാന് കാത്തുനില്ക്കുന്നത് (ഉല്പത്തി 2:19) കാണാം. ദൈവത്തിനു എല്ലാ മനുഷ്യരെ കുറിച്ചും ഒരു നല്ല പദ്ധതിയുണ്ട്! പക്ഷെ; മനുഷ്യനാണ് ദൈവത്തിന്റെ ആ പദ്ധതിയോട് സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടത്! ചില മനുഷ്യര് തിന്മയുടെ പക്ഷം സ്വന്ത തീരുമാനം അനുസരിച്ച്, മനപൂര്വ്വം പൈശാചിക പ്രവര്ത്തി ചെയ്തു ചേരുന്നു! അവരെ പിശാച്ച്‌ അവകാശം പറഞ്ഞു പിടിക്കുന്നു. ദൈവം അവരെ വിട്ടുകൊടുക്കുന്നു! ചിലരുടെ തലമുറകളെയും! ദൈവം പരിശുദ്ധ ആത്മാവിനെ നല്കി ദൈവത്തിന്റെ പക്ഷത്തു നില്ക്കാന് പ്രേരിപ്പിക്കുന്നു. എന്നാല്; മനപ്പൂര്വ്വം ദൈവത്തിന്റെ സത്യമായ വചനങ്ങളെ, അല്ലെങ്കില് ക്രിസ്തു എന്ന ദൈവശക്തിയെ, അല്ലെങ്കില് പരിശുദ്ധ ആത്മാവ് എന്ന സഹായകനെ, മനപ്പൂര്വ്വം ഉപേക്ഷിക്കുന്നവരെ ദൈവം പിശാചിനു നരകം നിറക്കാനായി വിട്ടുകൊടുക്കും 2 തെസ്ലൊനിക്ക 2:9-12). വിശുദ്ധ വേദപുസ്തകം പറയുന്നു ജീവനും മരണവും അനുഗ്രഹവും ശാപവും ഞാന് നിന്റെ മുമ്പില് വച്ചിരിക്കുന്നു എന്നതിനു ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കിയിരിക്കുന്നു നിയമാവര്ത്തനം 30:15,30:19 ജറെമിയ 21:8 മനുഷ്യനാണ് ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കേണ്ടത്. മനുഷ്യര് ജനിക്കുംമുന്പേ അവര് ജനിച്ചുകഴിഞ്ഞു പ്രവര്ത്തിക്കുന്ന കാര്യങ്ങളെല്ലാം ദൈവം സ്വര്ഗ്ഗത്തില് എഴുതിവെപ്പിച്ചു എന്ന്പറയുന്നത് തെറ്റല്ലേ ? 38. യേശുവില് നിന്ന് പഠിക്കാന് യേശു പറഞ്ഞിരിക്കുന്നു (മത്തായി 11:29 യേശുവിനെ നയിച്ച ആത്മാവിനെ അറിയണമെങ്കില് യേശുവിന്റെ വ്യക്തി ജീവിതം പഠിക്കണം. യേശുവിനെ അങ്ങീകരിക്കുന്നവര് യേശുക്രിസ്തുവിന്റെ ജീവിത മാതൃക അങ്ങീകരിക്കുന്നു അത് സ്വന്തജീവിതത്തില് പകര്ത്തുന്നു മുഹമ്മദിനെ നയിച്ച ആത്മാവിനെ അറിയാന് മുഹമ്മദിന്റെ വ്യക്തി ജീവിതം പഠിക്കണം. ആ ആത്മാവിന്റെ പ്രേരണക്ക് കീഴില് പോകേണ്ടവര് അദേഹത്തിന്റെ ജീവിത മാതൃക അങ്ങീകരിക്കണം, അത് സ്വന്ത ജീവിതത്തില് അനുകരിക്കണം. അത് ചെയ്യാന് സാധിക്കുന്നു എങ്കില് അദേഹത്തെ അങ്ങീകരിക്കുന്നു ഇല്ല എങ്കില് അദേഹത്തെ അഗീകരിക്കുന്നില്ല എന്ന് തന്നെ അര്ഥം യേശു തൊട്ടിലില് കിടക്കുന്ന അവസരത്തില് എങ്ങനെ സംസാരിച്ചു എന്ന് ഖുറാന് ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനും അവന്‍ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു ഖുറാൻ 19:31 യേശുമരിച്ചില്ല എങ്കില് യേശു ഇപ്പോള് ആർക്ക് എവിടിരുന്ന് സകാത്ത്‌ കൊടുക്കും? പീഡകളും, നിന്ദനങ്ങളും അനുഭവിച്ചു കുരിശു മരണത്തിലൂടെ കടന്നു പോകാതിരിക്കാന്, യേശുവിന് തടസ്സം നിൽക്കാൻ ശ്രമിച്ച പത്രോസിലെ ശക്തിയെ സാത്താനെ എന്ന് വിളിച്ചു യേശു ശാസിച്ചു! മാർക്കോസ് 8:33, മത്തായി 16:22. അപ്പോൾ യേശു കുരിശുമരണം വരിച്ചില്ല, മഹിമയോടെ ഉയർത്തില്ല, എന്നൊക്കെ മുഹമ്മദിനോട് പറഞ്ഞ ശക്തി ആരാണ്? 40. യേശുവിന്റെ ശിഷ്യരിലൊരാളായ വി. തോമസ്‌ മരിച്ച് ഉയര്ത്ത യേശുവിന്റെ കയ്യില് ആണി അടിച്ചു കയറ്റിയ പഴുതിലും യേശുവിന്റെ വശത്ത് പടയാളി കുന്തം കൊണ്ട് കുത്തിയ മുറിവിലും സ്പര്ശിച്ചും ദര്ശിച്ചുമാണ്‌ അവിടുന്ന് ഉയര്ത്തത് വിശ്വസിച്ചത് മത്തായി 20:24-29 യേശുക്രിസ്‌തു അരുളിച്ചെയ്തു ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്നിന്ന് ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്യണം ലൂക്കാ 24:46). 41. നിങ്ങളില് ചിലര് "യേശു മനുഷ്യന്" എന്നും യേശു സ്വര്ഗത്തില് നിന്നും വീണ്ടും ഭൂമിയില് ആകാശത്തിലൂടെ വരും എന്നും അവകാശപ്പെടുന്നു അപ്പോള് ഒരു ചോദ്യം; മനുഷ്യനായ യേശു ആയിരക്കണക്കിന് വര്ഷം കഴിഞ്ഞിട്ടും ഇതുവരെ മരിച്ചില്ലേ മനുഷ്യന് ദൈവം അനുവദിച്ച പരമാവതി ആയുസ് 120കളാണ്(ഉല്പ്പത്തി 6:3 പക്ഷെ; യേശു മരിച്ചില്ല ഇപ്പോഴും ജീവിക്കുന്നു എന്ന് നിങ്ങള് വിശ്വസിക്കുന്നു എങ്കില്; യേശു മനുഷ്യനല്ല എന്ന് തന്നെയാണ് നിങ്ങള് അറിയാതെ പറയുന്നത് കാരണം; മനുഷ്യനായ യേശു മുകളിലോട്ട് പോയപ്പോള് ഓക്സിജന് സിലിണ്ടര് കൊണ്ടുപോയില്ല ചിന്തിക്കൂ ആര്ക്കാണ് ധാരണ പിശക് എന്ന്!! 42. മരിച്ചുയര്ത്ത, ആദിയും അന്ത്യവും ഏക അത്മാവുമായ ഏക ദൈവത്തെ കുറിച്ച് അറിയാന് (വെളിപാട് 1:17,18 ഏശയ്യാ44:6 വായിക്കുക അവിടുന്ന് പ്രിയ ശിഷ്യനായ യോഹന്നാനോട് അരുളിചെയ്തു ഞാന് മരിച്ചവനായിരുന്നു; എന്നാല് ഇതാ, എന്നെന്നേക്കും ജീവിക്കുന്നു വെളിപാട് 1:18 അവിടുന്ന് ദൈവത്തിൽ ഇരുന്നവനും ദൈവത്തിലേക്ക് തിരികെ ചെന്നവനുമായ ദൈവശക്തിയും ജ്ഞാനവുമായ "ക്രിസ്തു"(ദൈവമകൻ) ദൈവത്തെ പോലെ തന്നെയുള്ളവൻ എന്ന് യേശുക്രിസ്തു തന്നെ അരുളിചെയ്തു ഞാൻ ആൽഫയും ഒമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സര്വ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളി ചെയ്യുന്നു വെളിപാട് 1:8). 43. കുതിരയുടെ ശരീരവും, സ്ത്രിയുടെ ശിരസും ചിറകുകളുമുള്ള ബുറാക്ക് എന്നുപറയുന്ന ഒരു ജീവി, നിങ്ങളുടെ പ്രവാചകനായ മുഹമ്മദിനെ പറത്തി അറേബ്യയില് നിന്നും നിമിഷങ്ങള് കൊണ്ട്‌ ഇസ്രായേലില് എത്തിച്ചുവെന്നും അതിനു ശേഷം ഈ ജീവിയുടെ പുറത്തു കേറി അയാള് ഏഴു ആകാശങ്ങള് താണ്ടി സ്വര്ഗ്ഗത്തിലെത്തി അല്ലാഹുവിനെയും മറ്റു മുന് പ്രവാചകരെയും, ഹൂറികളെയും കണ്ടുവെന്നു അതിനു ശേഷം അഞ്ചു നേരം നിസ്കാരത്തിനുള്ള ഓഡറും വാങ്ങി ആ രാത്രി തന്നെ തിരികെ ഭൂമിയില് വന്നുവെന്നുമുള്ള അറബികഥ വിശ്വസിക്കാന് ഭൂരിപക്ഷം മുസ്ലിം സഹോദരങ്ങള്ക്കും ഒരു പ്രയാസവുമില്ല ഖുര് ആന് 17:1&60. 53:13-18 Sahih Muslim, Vol. 1, p. 101). എന്നാല് അല്ലാഹു സര്‍വ്വ കാര്യങ്ങള്‍ക്കും കഴിവുള്ളവന്‍ തന്നെയാണ് ഖുറാന് 2:20, 2:106, 2:284, 65:12 എന്ന് ഖുറാനില് എഴുതപ്പെട്ടിരിക്കുന്ന ഒരു കാര്യം, സത്യം എന്ന് പോലും സമ്മതിച്ചു കൊടുക്കാന് പല മുസ്ലിം സഹോദരങ്ങള്ക്കും കഴിയുന്നില്ല സമ്മതിച്ചാല് ദൈവത്തിന്(ക്രിസ്തുവിന്) അതായത് ദൈവശക്തിക്ക് സല്ഗുണ സമ്പൂര്ണ്ണനായ യേശു എന്ന മനുഷ്യനായി, ഈ ഭൂമിയില് അവതരിക്കാന് കഴിഞ്ഞു എന്ന് സമ്മതിക്കേണ്ടി വരും ആങ്ങള ചത്താലും വേണ്ടില്ല നാത്തുന്റെ കണ്ണിര് കണ്ടാല് മതി ചില മനുഷ്യര്ക്ക് ദൈവത്തിന് നന്മയായ എല്ലാ നല്ല കാര്യങ്ങളും ചെയ്യുവാന് കഴിയുന്നവനാണ് ദൈവത്തിന് ഒന്നും അസാദ്യമല്ല ലൂക്ക1:37 ഉല്പത്തി18:14 അതിനാല്, എന്റെ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമെന്ന ക്രിസ്തുവായ പുത്രന്, സല്ഗുണ സംബൂര്ണ്ണനായ ഒരു മനുഷ്യനായി ഭൂമിയില് അവതരിക്കാനും കഴിഞ്ഞു! ആമേന്. ഓർമിക്കുക; യഹൂദരുടെയും ക്രിസ്ത്യാനികളുടെയും എല്ലാ പ്രവാചകന്മാരോടും; സത്യദൈവം നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നാല്; സത്യദൈവം മാനവരിൽ മഹോന്നതൻ" എന്ന് ചിലർ അവകാശപ്പെടുന്ന മുഹമ്മദിനോട് ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് ഇടപെട്ടിട്ടില്ല അദ്ദേഹം അവകാശപ്പെടുന്നത് ഒരു മലക്ക് സ്വർഗ്ഗത്തിൽ നിന്ന് ഖുർആൻ ആയത്തുകൾ ഇറക്കി തന്നു എന്നാണ്!! 44. യേശു സ്വയം, താന് ദൈവം എന്നോ തന്നെ ആരാധിക്കുവിന് എന്നോ നേരിട്ട് പറയുന്നതായ ഒരു വചനമെങ്കിലും, ബൈബിളില് കാണിക്കുവിന് എന്ന് പറഞ്ഞുകൊണ്ട് വെല്ലുവിളിച്ചു നടക്കുന്ന, ചില മുസ്ലിം സഹോദരര് ദയവായി ഒരു കാര്യം മനസിലാക്കുക!! ബൈബിളിൽ ഒരിടത്തും യേശു; ഞാൻ ദൈവം അല്ല! എന്നെ ആരാധിക്കാൻ പാടില്ല! എന്ന് പറഞ്ഞിട്ടില്ല! മാത്രമല്ല യേശുപറഞ്ഞു: ദൈവം തന്നില് വസിക്കുന്നു യോഹ14:10 യേശുപറഞ്ഞു: ഞാന് ദൈവത്തില് വസിക്കുന്നു യോഹ14:20 യേശുപറഞ്ഞു: താന് ദൈവത്തിന്റെ ആലയം(യോഹ2:21 യേശുപറഞ്ഞു: ദൈവം തന്നില് കൂടി പ്രവര്ത്തിക്കുന്നു (യോഹ14:10 യേശു പറഞ്ഞു: തന്നെ ദര്ശിക്കുന്നവന് ദൈവത്തെ (പിതാവിനെ) ദര്ശിക്കുന്നു (യോഹ 14:9 യേശു പറഞ്ഞു: ഞാനും ദൈവവും ഒന്ന് യോഹ 10:30 യേശു പറഞ്ഞു: ഞാന് ക്രിസ്തു (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും മത്തായി 16:16,17 യേശു പറഞ്ഞു: പിതാവായ ദൈവത്തെ ആദരിക്കുന്നതുപോലെ ഏവരും ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ പുത്രനെയും ആദരിക്കണം (യോഹ 5:23 യേശു പറഞ്ഞു: താന് ജീവന് നല്കുന്നവന് യോഹ10:10 യേശുപറഞ്ഞു അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാനുണ്ട് യോഹ8:58 യേശുപറഞ്ഞു ഞാനാണ് പുനരുഥാനവും ജീവനും യോഹ11:25 യേശുപറഞ്ഞു: ഞാന് ഗുരുവും കര്ത്താവുമാണ് യോഹ13:13 യേശുവിനെ പിശാചു പരീക്ഷിച്ചപ്പോള് യേശു പിശാചിനോടു പറഞ്ഞു: “നിന്റെ ദൈവമായ കര്ത്താവിനെ പരീക്ഷിക്കരുത് എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു മത്തായി4:7 മാത്രമല്ല; യേശു പറഞ്ഞു: താന് ചെയ്ത അത്ഭുത പ്രവര്ത്തികള് മൂലം തന്നെ വിശ്വസിക്കാന് (യോഹ 10:38/14:11). എന്നാല്: ഞാന് ദൈവമാകുന്നു എന്നോ, എന്നെ ആരാധിക്കുക എന്നോ, അല്ലാഹു; മുഹമ്മദ്‌ എന്ന നിങ്ങളുടെ നബിയോട് നേരിട്ട് പറയുന്ന ഒരു വാചകം പോലും ഖുറാനിലില്ല എന്നതല്ലേ സത്യം? മുഹമ്മദിന്റെ അല്ലാഹു എന്ത് അദ്ഭുതം പ്രവര്ത്തിച്ചു ആ ശക്തിയില് ആളുകള്ക്ക്‌ വിശ്വസിക്കാന്? മുഹമ്മദ്‌ എന്ത് അദ്ഭുതം പ്രവര്ത്തിച്ചു അദേഹത്തില് ആളുകള്ക്ക്‌ വിശ്വസിക്കാന്? അദേഹം തന്നെ പറയുന്നു ദൃഷ്ട്ടാന്തങ്ങള് അല്ലാഹുവിങ്കല് മാത്രമാകുന്നു. ഞാന് വ്യക്തമായ ഒരു താക്കീതുകാരന് മാത്രമാകുന്നു ഖുറാന്22:49 26:115,29:50,32:45,34:28,35:23,71:7,67:26,53:56 നിങ്ങൾ പറയുന്ന മുഹമ്മദിനെ ആരാണ് പ്രവാചകനാക്കിയത്? അദ്ദേഹം ദൈവം അയച്ച പ്രവാചകൻ എന്നതിന് എന്താണ് തെളിവ്? സ്വന്ത കണ്ണില്ല് തടിവച്ചു കോണ്ട് അപരന്റെ കണ്ണില് പൊടിയുണ്ടോ എന്ന് പരിശോധിക്കാന് നടക്കരുത് ദൃഷ്ട്ടാന്തങ്ങള് യേശുവിങ്കല് നിന്ന് വന്നതുകൊണ്ട്, ഞാന് എന്റെ ദൈവത്തെ യേശുവില് ദര്ശിക്കുന്നു! 46. പ്രാര്ഥിക്കുമ്പോള് നിങ്ങള് മുറിയില് കടന്നു രഹസ്യമായി പിതാവായ ദൈവത്തോട് പ്രാര്ഥിക്കാന് യേശു പഠിപ്പിച്ചപ്പോള്, പ്രാര്ഥിക്കാന് പോകുമ്പോള് മൈക്കില് കൂടി അലറി ലോകത്തെ വിളിച്ചറിയിച്ച് പ്രാര്ഥിക്കാന് പഠിപ്പിച്ചതാര്? രഹസ്യമായി ഉപവാസം എടുക്കുക അല്ലെങ്കില് ദൈവത്തില് നിന്നും പ്രതിഫലമില്ല എന്ന് (മത്തായി 6:17,18) യേശു പഠിപ്പിച്ചപ്പോള്, യേശുവിനുശേഷം വന്ന് പരസ്യമായി ലോകം മുഴുവന് അറിയിച്ച് നോയമ്പ് എടുക്കാന് പഠിപ്പിച്ചതാര്?[ഖുറാന്2:183 ശത്രു ആക്രമിച്ചാല് അവര്ക്ക് വേണ്ടി പ്രര്ഥിക്കാനും അവരോട് ക്ഷമിക്കാനും അവരെ വിട്ട് ഓടി പോകാനും യേശു പഠിപ്പിച്ചപ്പോള് ആക്രമിക്കാന് വരുന്നവരുടെ കഴുത്തുവെട്ടാനും അവിശ്വാസികളെ പതിയിരുന്ന് ആക്രമിക്കാനും പഠിപ്പിച്ചതാര്? മതകര്മ്മ അനുഷ്ടാനവും എല്ലാ ദൈവകല്പനകളും പൂര്ത്തിയാക്കി മനുഷ്യര്ക്ക് നിത്യരക്ഷ കരസ്ഥമാക്കുവാന് സാദ്യമാകാതെ വന്നപ്പോള്, യേശുക്രിസ്തു മനുഷ്യരുടെ നിത്യരക്ഷക്ക് വിശ്വാത്തിന്റെയും കൃപയുടെയും എളുപ്പമായ വഴി ഉണ്ടാക്കി തന്നപ്പോള്, ആരാണ് നിത്യജീവന് ലഭിക്കും എന്ന് പറഞ്ഞു മനുഷ്യരെ മതകര്മ്മത്തിന്റെയും സമസ്ത ദൈവ കല്പ്പനകളുടെയും വഴിയിലേക്ക് തിരിച്ചു കൊണ്ടുപോകുന്നത്? പ്രതികാരം ചെയ്യരുത് എന്ന് യേശു പഠിപ്പിച്ചപ്പോള് പ്രതികാരം ചെയ്യണം എന്ന് പഠിപ്പിച്ചതാരാണ് ഖുറാന്2:194] ചിന്തിക്കുന്നവര്ക്ക് ദ്രഷ്ടാന്തമുണ്ട്!! 47. മതത്തെയോ പ്രവാചകനേയോ ദൈവത്തെയോ മതപുസ്തകത്തെയോ വിമര്ശിക്കുന്നവരെ, പൈശാചിക മനുഷ്യരെ ഉപയോഗിച്ച് ആക്രമിച്ചും കൊന്നും, മതത്തെയും പ്രവാചകനെയും മതപുസ്തകത്തെയും സംരക്ഷിക്കേണ്ട ഗതികേട് സത്യദൈവത്തിനുണ്ടോ? മനുഷ്യരുടെ രാഷ്ടിയ അധികാരം ഉപയോഗിച്ചും, മാനുഷിക നിയമങ്ങള് ഉപയോഗിച്ചും, മത പോലീസിനെവച്ചും, മനുഷ്യരെകൊണ്ട് മതനിഷ്ട്ടകള് ബലമായി അനുഷ്ടിപ്പിച്ച് മനുഷ്യര്ക്ക് നിത്യജീവന് കൊടുക്കേണ്ട ഗതികേട് സത്യദൈവത്തിനുണ്ടോ ? 48. “അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്‍ഗ്ഗം സ്വീകരിക്കുമായിരുന്നു. പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.”[ഖുറാന് 32:13 മനുഷ്യരെ കൊണ്ട് നരകം നിറക്കാന് വെമ്പല്കൊള്ളുന്ന അല്ലാഹു ആരാണ്? എന്നാല്; ദൈവമായ കര്ത്താവ് ചോദിക്കുന്നു ദുഷ്ടന്റെ മരണത്തില് എനിക്കു സന്തോഷമുണ്ടോ? അവന് ദുര്മാര്ഗ്ഗത്തില്നിന്നും പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ എന്റെ ആഗ്രഹം എസെക്കിയേല് 18:23). 49. “അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില്‍ പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[ഖുറാന് 6:123 നിങ്ങളുടെ അല്ലാഹു കുതന്ത്രക്കാരനാണോ? 51 അപ്രകാരം ഓരോ പ്രവാചകനും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല ഖുറാന് 6:112] മനുഷ്യരെ നന്നാക്കാന് അല്ലാഹു പ്രവാചകരെ അയക്കുന്നു മനുഷ്യരെ മോശക്കാരാക്കുന്നതും അല്ലാഹും ഇതെന്തു പ്രബോധനം ? 52. AD570 ല് നിങ്ങളുടെ പ്രവാചകന് മുഹമ്മദ് ജനിക്കുന്നതിനു മുന്പേ റോമെന് കത്തോലിക്കര് യേശുവിന്റെ അമ്മ മറിയത്തിനെ, AD431 മുതല് ദൈവത്തിന്റെ അമ്മ എന്ന് പറഞ്ഞു തുടങ്ങിയിരുന്നു! അതു കൊണ്ട് ക്രിസ്തിയാനി പറയുന്ന ത്രിത്വം എന്നത്, യേശു+മറിയം+ ദൈവം =ത്രിത്വം! എന്ന് മുഹമ്മദ് തെറ്റിധരിച്ചു! മാത്രമല്ല; യേശു, തന്നെയും തന്റെ അമ്മയെയും ദൈവങ്ങള് ആക്കികൊള്ളാന് ജനങ്ങളെ പഠിപ്പിച്ചോ? എന്ന് അല്ലാഹു ചോദിച്ചു! എന്ന അബദ്ധം പോലും മുഹമ്മദ് പറഞ്ഞു അത് ഖുറാനിലും എഴുതി പിടിപ്പിച്ചു ഖുറാന് 5:72-75, 116 ഖുറാന് 4:171 എന്നാല്; ക്രിസ്തിയാനികളുടെ, യഹോവ+യേശു+പരിശുദ്ധആത്മാവ്=ത്രിത്വം, ഈ തിയോളജി AD325 മുതല് ഉണ്ടായി! ഇതല്ലാത്ത വേറെ ഒരു ത്രിത്വ തിയോളജിയും ക്രിസ്തു മതക്കാര്ക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല!ത്രിത്വത്തില് ഒന്ന് മറിയം അല്ല! പരിശുദ്ധ ആത്മാവിനെ ത്രിത്വ തിയോളജിയില് ചേര്ക്കുന്ന കാര്യത്തിലും മുഹമ്മദിന്റെ അല്ലാഹുവിനു പിഴച്ചു! ആര് ഇളിഭ്യരായി? യേശുവാണ് "ക്രിസ്തു യോഹന്നാൻ 20:31 അതായത്; ദൈവത്തിന്റെ പുത്രന് ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്ക്കും മുമ്പുള്ള ആദ്യജാതനുമാണ് കൊളോസോസ് 1:15 ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാണ് 1കോറി 1:24 ക്രിസ്തു ഇസ്രയേല്ക്കാരെ ഈജിപ്ത്തില് നിന്നും കാനാന് ദേശത്തേക്ക് നയിച്ചു (1 കോറി 10:4) ക്രിസ്തുവിന്റെ ആത്മാവ് പഴയനിയമ കാലഘട്ടത്തിലെ പ്രവാചകരിലും വസിച്ചിരുന്നു (1പത്രോസ്1:11 ക്രിസ്തു ദൈവരുപത്തിലായിരുന്നു എങ്കിലും അവിടുന്ന് അതുപരിഗണിക്കാതെ യേശുവെന്ന മനുഷ്യരൂപം ധരിച്ചു ഭൂമിയില് അവതരിച്ചു ഫിലിപ്പി 2:6,7 യോഹ 1:13 etc യഹോവയായ ദൈവം, യേശുവാണ് തന്റെ പുത്രന് (ശക്തിയും ജ്ഞാനവും) എന്ന് നേരിട്ടു പ്രക്ക്യാപിച്ചു (മത്തായി2:15, 3:17, 17:5 മര്ക്കോസ് 1:11,9:7 ലൂക്കാ 3:22,9:35,20:13 യോഹ 1:14 2 പത്രോസ് 1:17 etc ഞാന് ക്രിസ്തുവാണ് (ദൈവത്തിന്റെ പുത്രനാണ്) എന്ന് യേശുവും പ്രക്ക്യാപിച്ചു (യോഹ 4:26 മത്തായി 24:5 ലൂക്കാ 21:8,22:70,24:25,26 etc മനുഷ്യ ദൈവാലയമായി അവതരിച്ച കുരിശില് തറച്ച യേശുവിനെ ദൈവം കര്ത്താവും ക്രിസ്തുവുമാക്കി ഉയര്ത്തി അപ്പ:പ്ര 2:36 ദൈവം പരിശുദ്ധമായ ആത്മാവ് എന്നും(യോഹ 4:24 വിശ്വാസികളില് വസിച്ചു നിത്യജീവന് കൊടുക്കാന് ഉന്നതത്തില് നിന്നും വരുന്ന ആ ദൈവശക്തിയിലുള്ളത് പിതാവും പുത്രനുമാണ് എന്നും (യോഹ 14:23) യേശുക്രിസ്തു വീണ്ടും പ്രക്ക്യാപിച്ചു! അതിനായി യേശുക്രിസ്തു ജീവദാതാവായ ആത്മാവും ആയിതീര്ന്നു (1കോറി 15:45 നിങ്ങള് പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുവിന്, നിങ്ങൾക്കുവേണ്ടി "ക്രിസ്തുവായി" നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് നിങ്ങളിലേക്ക് അയക്കും അപ്പ:പ്ര 3:20). 53. യേശു, ദൈവാലയത്തിൽ പോയില്ലേ, യേശു, ദൈവത്തോട് പ്രാർത്ഥിച്ചില്ലേ? അപ്പോൾ യേശു ദൈവമാണോ? ആണെങ്കിൽ രണ്ടു ദൈവം ഉണ്ടോ? ഇങ്ങനെ ചോദിക്കുന്നവർ ഒന്ന് മനസിലാക്കുക! യേശുവാണ് "ക്രിസ്തു ക്രിസ്തു എന്നാല്; ദൈവത്തില് നിന്നും ജനിച്ച ദൈവത്തിന്റെ ശക്തിയും ജ്ഞാനവും! ദൈവത്തിൽ നിന്ന് ജനിച്ചതുകൊണ്ട് ക്രിസ്തു" ദൈവത്തെ "പിതാവേ" എന്ന് വിളിക്കുന്നു! ക്രിസ്തുവിന് പല അവസ്ഥകളിൽ നിന്ന് സ്വര്ഗ്ഗത്തിൽ വസിക്കുന്ന പിതാവുമായി ആശയ വിനിമയം (പ്രാർത്ഥന) നടത്താന് കഴിയും! അങ്ങനെ ദൈവഹിതം നേരിട്ടറിഞ്ഞു അവിടുത്തെ ഹിതം നിറവേറ്റാനും കഴിയും! ക്രിസ്തിയാനിക്ക് ശക്തിയും ജ്ഞാനവുമുള്ള ഏകദൈവം മാത്രം! യേശു കുരിശിൽ കിടന്നു ഏതു ദൈവത്തോട് പ്രാർത്ഥിച്ചു എന്ന് ചോദിക്കുന്നവരോട്! ദൈവശക്തിയും ജ്ഞാനവും എന്ന ക്രിസ്തു യേശു" എന്ന ശരീര ദൈവാലയത്തില് നിന്ന് സങ്കീർത്തനങ്ങളാലും ഉപമകളാലും ജനത്തോടു സംസാരിച്ചു, യേശുവിന്റെ ശരീരം; കുരിശിൽ കിടന്നുപോലും "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു എന്ന സങ്കീർത്തനം 22:1. ഉരുവിട്ടുകൊണ്ട് തന്നില് നിന്നും അല്പനേരത്തേക്കു വിട്ടകന്ന ക്രിസ്തുവിനെ കണ്ടു! പഴയ നിയമത്തിലെ യഹോവ ആളുകളെ കൊല്ലാന് പറഞ്ഞിട്ടുണ്ടല്ലോ, യഹോവയല്ലേ യേശു? അപ്പോൾ യേശുമനുഷ്യരെ കൊല്ലാൻ പറഞ്ഞിട്ടില്ലേ? എന്നിങ്ങനെ ക്രിസ്ത്യാനികളോട് ചോദിക്കുന്നവരോടുള്ള മറുപടി: യഹോയാം ദൈവത്തിനു ശക്തിയും ജ്ഞാനവുമുണ്ട്! ആ ശക്തിക്കും ജ്ഞാനത്തിനും "ക്രിസ്തു" എന്ന് വിളിക്കപ്പെടുന്നു! ക്രിസ്തു പഴയ നിയമ പ്രവാചകരിലും വസിച്ചിരുന്നു! എന്നാല് ക്രിസ്തു" മനുഷ്യരൂപം ധരിച്ചു "യേശു" എന്ന മനുഷ്യനായി ഭൂമിൽ അവതരിച്ചു! യഹോവ അപ്പോഴും സ്വർഗത്തിൽ സ്വസ്ഥതയിൽ ഇരിക്കുന്നു! പാപം ചെയ്യാതെ പൂർണ്ണമനുഷ്യനായി ഭൂമിയിലെ ജീവിതം തികച്ച യേശുവിനെ ദൈവം വീണ്ടും തന്റെ ശക്തിയും ജ്ഞാനവുമായി ഉയർത്തി! ആ ശക്തിയും ജ്ഞാനവും(ക്രിസ്തു) യേശുവിന്റെ പേരിൽ, മനുഷ്യരിൽ നിത്യജീവൻ പ്രദാനം ചെയ്തു വസിക്കുന്നു! യഹോവ നേരിട്ട്; യഹൂദർക്ക് വേണ്ടി അന്നത്തെ സാഹചര്യത്തിൽ കല്പിച്ചതും, യഹോവ; യേശുക്രിസ്തുവിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യർക്ക് വേണ്ടി കല്പിച്ചതും തമ്മിൽ വ്യത്യാസമുണ്ട്! യേശുവിൽ വിശ്വസിക്കുന്നവർ യേശുവിലൂടെ യഹോവ കൽപിച്ചത് അനുസരിക്കുന്നു! യേശുവിലെ ക്രിസ്തുവിനെ നേടിയമനുഷ്യർ, തങ്ങളിൽ വസിക്കുന്ന ക്രിസ്തു ഉപദേശിക്കുന്നതനുസരിച്ചുജീവിക്കുന്നു! ക്രിസ്തുവിന്റെ അനിയായികൾ, ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനോ, യേശുവിന്റെ മാനം കാക്കാനോ, ആരെയും വേദനിപ്പിക്കില്ല! ആരെങ്കിലും സുവിശേഷത്തെയോ യേശുവിനെയോ നിന്ദിച്ചാലോ, ക്രിസ്തുമതത്തെ വിമർശിച്ചാലോ, അവർ ആരെയും കൊന്നു പൊട്ടിതെറിച്ചു ചാകാറുമില്ല! ഭൂമിയിൽ ക്രിസ്തുമതം മതം വലുതാക്കാനോ, സ്വന്തദൈവത്തെ സംരക്ഷിക്കാനോ വൃത്തികെട്ട പണിക്കു പോകാറുമില്ല! ക്രിസ്തിയാനികൾക്ക് പഴയ നിയമ ബൈബിളിലെ ചില ഭാഗങ്ങൾ വായിച്ചു ആരെയും ഉപദ്രവിക്കാൻ സാധിക്കില്ല! കാരണം; യേശുക്രിസ്തു അങ്ങനെ പഠിപ്പിച്ചിട്ടില്ല! യേശുക്രിസ്തുവിന്റെ ആത്മാവ് അങ്ങനെ ആരെയും ഉപദേശിക്കുന്നുമില്ല! 55. മുസ്ലിങ്ങള് വിശ്വസിക്കുന്നതുപോലെ പ്രപഞ്ച സൃഷ്ട്ടിക്കുമുന്പേ തയ്യാറാക്കിവച്ച ലോകാവാസാനംവരെയുള്ള മനുഷ്യര്ക്കു മാര്ഗ്ഗ ദര്ശനം നല്കാന് ഇറക്കിയുട്ടുള്ള ഒരു മഹത്തായ ഗ്രന്ഥമാണ് "ഖുറാന്" എങ്കില് നിങ്ങളുടെ നബി മുഹമ്മദും അദേഹത്തിന്റെ ഭാര്യമാരും തമ്മിലുള്ള വഴക്കിനേകുറിച്ചും വക്കാത്തിനേക്കുറിച്ചും അദേഹത്തിനും അദേഹത്തിന്റെ ഭാര്യമാര്ക്ക് വേണ്ടിയും അല്ലാഹും ഇറക്കിയ ആയത്തുകള്ക്ക് എന്ത് പ്രസക്തിയാണ് ഇക്കാലത്ത് ഉള്ളത്?eg ഖുറാന് 66:1-5] 56 നബിയേ പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും ഖുറാന്17:88 അതല്ല, അദ്ദേഹം അത്‌ കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത്‌ അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത്‌ നിങ്ങള്‍ കൊണ്ട്‌ വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഖുറാന്11:13 ഖുറാന്2:23 ഇങ്ങനെയുള്ള പ്രബോധനങ്ങള് ശരിയാണോ? പ്രപഞ്ചത്തിന്റെ സൃഷ്ടാവും പരിപാലകനുമായ ദൈവം ഇങ്ങനെ വെല്ലുവിളിക്കുമോ തന്റെ സൃഷ്ട്ടികളെ ? 57 സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌ ഖുറാന്2:178 തെറ്റ് ചെയ്യുന്നവര് ശിക്ഷിക്കപ്പെടേണ്ടതിനു പകരം, നിരപാരാധികളെ പകരം കൊല്ലണം എന്ന ഗോത്രനിയമം, യേശുക്രിസ്തുവന്നതിനു ശേഷം സത്യദൈവം പറഞ്ഞു, എന്ന് ഞാന് വിശ്വസിക്കുന്നില്ല! 58 നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്‌ കാണിച്ച അതിക്രമത്തിന്‌ തുല്യമായി അവന്‍റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക ഖുറാന്2:194 എന്നാല്, സത്യദൈവം അരുളിചെയ്യുന്നു പ്രിയപ്പെട്ടവരെ, പ്രതികാരം നിങ്ങള് തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റെതാണ്; ഞാന് പകരംവീട്ടും എന്നു കര്ത്താവ് അരുളിചെയ്യുന്നു റോമാ12:19 ലേവ്യര്19:18 സുഭാഷിതം24:29 ജറെമിയ51:36 മറ്റുള്ളവരോട് നിങ്ങള് ക്ഷമിക്കുകയില്ലെങ്കില് നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല മത്തായി 6:15, 5:7, 18:35 മര്ക്കോസ് 11:26 അല്പ്പം അത്മീയമായി ചിന്തിച്ചാല്, യേശുവിനുശേഷം വന്ന്; മനുഷ്യരെകൊണ്ട് പ്രതിക്കാരം ചെയ്യിപ്പിച്ച്; അവരെ ആത്മീയ ബന്ധനത്തിലാക്കാന് ശ്രമിക്കുന്ന ആത്മാവ് ആര് എന്ന് തിരിച്ചറിയാം!യേശുവിനു ശേഷം, ദൈവം ഒരാളെ അയച്ച്, പ്രതികാരം മനുഷ്യര് ചെയ്യണം എന്ന് പഠിപ്പിക്കും എന്ന് ഒരിക്കലും ഞാന് വിശ്വസിക്കുന്നില്ല! 60 സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌ ഖുറാന് 47:15]. "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു ഖുറാന് 5:90,91 നിങ്ങളുടെ സ്വര്ഗ്ഗം നിര്മ്മിച്ചത് പിശാചോ അതോ ദൈവമോ? 62. മുഹമ്മദിന്റെ അല്ലാഹു പറയുന്നു കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും ഖുറാന് 2:115 എല്ലാ മനുഷ്യരെയും ദോഷങ്ങളാല് മാത്രം പരീക്ഷിച്ചറിയുന്ന, ഖുറാനിലെ മുഹമ്മദിന്റെ സര്വ്വ ജ്ഞാനി എന്ന് അവക്കാശപ്പെടുന്ന അല്ലാഹു ഖുറാന് 2:155. 3:186. 5:94. 6:53. 11:7. 14:6. 16:92. 18:7. 47:31. 64:15. 67:02. 72:17. 76:2]. എന്നാല്; സത്യ ദൈവം പറയുന്നു ദൈവം തിന്മായാല് പരീക്ഷിക്കപ്പെടുന്നില്ല അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല യാക്കോബ് 1:13 ആദിയും അന്തവും അറിയുന്ന സര്വ്വ ജ്ഞാനിയായ സത്യ ദൈവത്തിനു ആരെയും ദോഷങ്ങളാല് പരീക്ഷിച്ചറിയേണ്ട ആവശ്യവുമില്ല! NB: ഉല്പ്പത്തി 22:1 ല് അബ്രഹത്തിനു ദോഷം ഉണ്ടാക്കി ദൈവം പരീക്ഷിച്ചില്ല. പരിശോധനയും പരീക്ഷയും രണ്ടാണ്! 63. മുഹമ്മദിന്റെ അല്ലാഹു പറയുന്നു സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക ഖുര്ആന് 8:12 സത്യ ദൈവം മനുഷ്യമനസ്സുകളില് ലോകപരമായ ഭയം ഇട്ടുകൊടുത്തു സ്വന്ത സൃഷ്ടികളെ പരസപരം വെട്ടികൊല്ലാന് പ്രേരിപ്പിക്കുന്നവനാണ് എന്ന് ഞാന് വിശ്വസിക്കുന്നില്ല! എന്തുകൊണ്ടെന്നാല്; ദൈവാത്മാവ് ഇങ്ങനെ പറയുന്നു ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്ക് നൽകിയിരിക്കുന്നത്, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മ നിയന്ത്രണത്തിന്റെയും ആത്മാവിനെയാണ് 2തിമോ 1:7 യോഹന്നാന് 14:27 റോമാ 8:15 etc 64. യേശു പറഞ്ഞു: എല്ലാജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും മത്തായി 24:14 മർക്കോസ് 13:10 തനിക്കു ശേഷം വേറെ ഒരുവന് വന്ന് വേറെ ഒരു സുവിശേഷം അറിയിക്കും എന്ന് യേശുപറഞ്ഞില്ല! 65. മോശമുതൽ മലാഖി വരെയുള്ള സകല പ്രവാചകന്മാർക്കും സത്യദൈവം നേരിട്ട് അരുളപ്പാടുകൾ കൊടുക്കുകയും, അവിടുത്തെ പ്രവൃത്തികള് നേരിട്ട് കാണിച്ചുകൊടുക്കുകയും ചെയ്‌തതായി വിശുദ്ധ ബൈബിള്! എന്നാല്; ചിലർ അവസാനത്തെ "പ്രമുഖ പ്രവാചകൻ" എന്ന് വിശേഷിപ്പിക്കുന്ന "മുഹമ്മദിന്" അരുളപ്പാട് അറിയിക്കാന് ഇടനിലക്കാരനായി "മലക്ക്" ബ്രോക്കറെ വച്ചു എന്ന് ഖുറാൻ! ബൈബിൾ കാണിച്ചു തരുന്ന ദൈവവും, ഖുറാൻ കാണിച്ചു തരുന്ന ദൈവവും ഒന്നല്ല; എന്ന് തന്നെ അല്ലേ ഇത് വ്യക്തമാക്കുന്നത്‌? മാത്രമല്ല; അള്ളാഹു നേരിട്ടു മുഹമദിനോട് ഞാൻ ദൈവം എന്നു പറഞ്ഞിട്ടുണ്ടോ? ഒരിക്കലും ഇല്ല ഖുറാൻ 2:97). 66 നിങ്ങൾ കരുതിയത് നിങ്ങൾ എന്ത് പാപം ചെയ്താലും അത് ജീസസ് എടുത്തു കഴിഞ്ഞു എന്നാണ് Jesus died for our sins (Romans 4:25,1 Peter 3:18,1 Corinthians 15:3,1 John 2:2 നിങ്ങൾ ചെയ്ത പാപങ്ങൾക്കു നിങ്ങൾതന്നെ കണക് പറയേണ്ടി വരും മരണത്തോടെ കൂടി No man can die for the sins of another.(Ezekiel 18:1-30, Deuteronomy 24:16, Psalm 49:7, Jeremiah 31:30 ഇങ്ങനെ പറഞ്ഞു ക്രിസ്ത്യാനികളെ പരിഹസിക്കുന്നവരോട്. യേശുക്രിസ്തു അരുളി ചെയ്തു പുത്രൻ നിങ്ങളെ സ്വാതന്ത്രരാക്കിയാൽ നിങ്ങൾ യാഥാർത്ഥത്തില് സ്വതന്ത്രരാകും യോഹ 8:36 മനുഷ്യരാൽ അസാദ്ധ്യമായത് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ദൈവത്തിന്റെ മകൻ "ക്രിസ്തു" മനുഷ്യരൂപത്തില് വന്നു പൂർത്തിയാക്കി. മനുഷ്യരെ പാപത്തിൽ നിന്നും മോചിപ്പിച്ചു. ഇഷ്ട്ടമുള്ളവർക്ക് ക്രിസ്തുവിൽ വിശ്വസിച്ചു പാപമോചനം നേടാം. മോശ മരുഭൂമിയിൽ സർപ്പത്തിന്റെ പ്രതിമ ഉയർത്തി, മോശ പറഞ്ഞത് വിശ്വസിച്ചു അതിനെ നോക്കിയവർ ജീവിച്ചതുപോലെ, ദൈവം തന്റെ പുത്രനെ മരണത്തിൽ നിന്നും ഉയർപ്പിച്ചിരിക്കുന്നു.(സംഖ്യ 21:9 യോഹ 3:14,15) യേശുവിൽ വിശ്വസിക്കുന്നവർക്ക് പാപത്താലുണ്ടാവുന്ന നിത്യമരണത്തിൽ നിന്നും രക്ഷപ്രാപിക്കും. 67 ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട് ‌ ഖുറാന്7:179,11:119 യേശുക്രിസ്തു ഇങ്ങനെ അരുളിചെയ്തിരിക്കുന്നു കളകള്‍ (ദുഷ്ട്ടമനുഷ്യർ) ദുഷ്‌ടന്റെ പുത്രന്‍മാരുമാണ്‌.അവ വിതച്ച ശത്രു പിശാചാണ്‌ മത്തായി 13:38 കള(ദുഷ്ടമനുഷ്യരെ) വിതക്കുന്ന മുഹമ്മദിന്റെ അല്ലാഹു ആരാണ് ? NB: പ്രത്യേകം ഓർമ്മിക്കുക! മുഹമ്മദിന്റെ അല്ലാഹു ഖുറാനിൽ മൂന്നു സ്ഥലങ്ങളിൽ ഇങ്ങനെ ഉറപ്പിച്ചു ശപഥം ചെയ്തു ആവർത്തിച്ചു പറഞ്ഞിരിക്കുന്നു ജിന്നുകള് മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും ഖുറാന് 7:179, 11:119, 32:13]. ഇത്തരത്തില്; എനിക്ക് വ്യക്തമായി ബോദ്യപ്പെട്ടതിനാലും, മറ്റ് അനേകo കാരണങ്ങള് ഉള്ളതിനാലും, ഞാന്ഇസ്ലാമത വിശ്വാസിയാകാതെ യേശുക്രിസ്തുവിനെ എന്റെ രക്ഷകനും നാഥനും കര്ത്താവും ദൈവുമായിട്ട് അങ്ങികരിച്ചു വിശ്വസിക്കുന്നു. ഈ സത്യം; മറ്റു മനുഷ്യര്ക്ക് സാക്ഷ്യമായി, എന്നാലാവതു ദൈവം അനുവദിക്കുന്ന രീധിയില് വിളിച്ചു പറയുകയും ചെയ്യുന്നു! സഹോദരങ്ങള്ക്ക്‌ ഇഷ്ട്ടമുണ്ടെങ്കില് വിശ്വസിക്കാം! ഇല്ലെങ്കില് നിങ്ങളുടെ മതത്തിന്റെ വഴി പോകാം ഒരു തര്ക്കത്തിന് ഞാന് ഇല്ല! തര്ക്കിച്ചു ആര്ക്കും ആരെയും നേടുവാനും സാധ്യമല്ല യേശുക്രിസ്തുവിനു ശേഷം വന്നു ശത്രുവിനോട് പ്രതികാരം ചെയ്യേണം എന്നും, കൊല്ലണം എന്നും, വിമര്ശിക്കുന്നവരെ നശിപ്പിക്കണമെന്നും, വേറെ ഒരാള് വന്നു പഠിപ്പിച്ചാല് അയാളെ നേദാവായി അങ്ങീകരിക്കാന് എനിക്ക് ബുദ്ധിമുട്ടുണ്ട് നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും ഖുര്ആന് 109:6 ദൈവം അനുഗ്രഹിക്കട്ടെ NB: മതപരമായ കാര്യങ്ങളില് നിലനിൽപ്പിനായി "താഖ്യയ" taqiyah in Arabic നുണപറച്ചില് ശരിയത്ത് നിയമപ്രകാരം മുസ്ലിങ്ങൾക്ക് അനുവദിനീയമായതിനാല്, അവർ പറയുന്ന കാര്യങ്ങൾക്ക് അവരുടെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളില് നിന്നും എപ്പോഴും തെളിവ് ചോദിക്കാന് മറക്കെരുത്! ഈ അദ്ധ്യായത്തിന്റെയും കോപ്പികൾ എടുക്കൂ മറ്റു സഹോദരങ്ങളെ അറിയിക്കൂ സോഷ്യൽ നെറ്റ്‌വർക്കുകളിൽ കോപ്പിപൈസ്റ് ഷെയർ ചെയ്യൂ "തീര്‍ച്ചയായും നീ മരിക്കും എന്ന് ദുഷ്ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവന്റെ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആദുഷ്ടന്‍ അവന്റെ പാപത്തില്‍ മരിക്കും; അവന്റെ രക്തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. നീ ദുഷ്ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്ഷിക്കും എസെക്കിയേല്‍ 3:18,19). Chapter 72.(Repost) ഖുര്‍ആനും, മുഹമ്മദും, അല്ലാഹുവും, ഫലങ്ങളും! ആമുഖം ഖുര്‍ആന്‍, 114 അദ്ധ്യായങ്ങളിലായി എഴുതപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ അദ്യായം, 286 ആയത്തുകള്(സൂക്തങ്ങള്) ഉള്ള അദ്യായം Chapter 72. ഖുര്‍ആനും, മുഹമ്മദും, അല്ലാഹുവും, അവരുടെ ഫലങ്ങളും! Chapter 21. ലൗ ജിഹാദിൽ പെടാതിരിക്കാന് അറിഞ്ഞിരിക്കുക!! Chapter 50. ഭാര്യാ ഭര്‍തൃ ബന്ധത്തില് ഐശ്യര്യം നേടുവാനും അത് നിലനിര്‍ത്താനുമുളള രഹസ്യം Chapter 51. ദൈവമക്കളെ ജനിപ്പിക്കുന്നതിലെ രഹസ്യം കളകള്‍(പിശാചിന്റെ മക്കള്)‍ ഉണ്ടാകുന്നത് എങ്ങനെ കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു – News18 Malayalam കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നത്. മുൻ ലീഗ് നേതാവ് യൂസഫ് പടനിലം നൽകിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. പെൺകുട്ടിയുടെ പേരിൽ പിരിച്ച ഒരു കോടി രൂപ കൂടുംബത്തിന് കൈമാറാതെ നേതാക്കൾ തന്നെ വകമാറ്റിയെന്നാണ് ആരോപണം. പണപ്പിരിവ് നടത്തിയതിൽ കള്ളപ്പണ ഇടപാട്, വിദേശനാണ്യ വിനിമയ ചട്ട ലംഘനം എന്നിവ ഉണ്ടായോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സികെ സുബൈർ പ്രതികരിച്ചു. നേരത്തെ രണ്ട് തവണ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയെങ്കിലും ഭാര്യാ പിതാവ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സമയം നീട്ടി ചോദിക്കുകയായിരുന്നു. Also Read ചൈനയിൽ യുവാവിന്റെ ബാഗിനുള്ളിലെ ഫോണിൽ നിന്ന് തീ പടർന്നു; ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ കാണാം കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നായിരുന്നു ആരോപണം. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നാണ് ആരോപണത്തില്‍ പ്രധാനമായും പറയുന്നത്. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. അതിനാല്‍ തന്നെ സംഭവത്തില്‍ സി കെ സുബൈറിനൊപ്പം പി കെ ഫിറോസിനേയും ചോദ്യം ചെയ്‌തേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതേസമയം, സി കെ സുബൈറിന് ഇഡി നോട്ടീസ് ലഭിച്ചതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം. കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ഞായറാഴ്ചകളില്‍ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കോഴിക്കോട്: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഞായറാഴ്ചകളില്‍ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അതേസമയം ജില്ലയില്‍ ഞായറാഴ്ച എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുക്കുന്നവരെല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു ഐഎഎസ് ഉത്തരവില്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഇന്ന് ചേര്‍ന്ന ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കാള്‍ കൂടുതലാണ് ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് കളക്ടര്‍ അറിയിച്ചു. Also Read- Covid 19 സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം നടത്തും; ധനമന്ത്രി നിര്‍മല സീതാരാമന്‍ അതേസമയം ജില്ലയില്‍ നാലു കെട്ടിടങ്ങള്‍ കൂടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ അറിയിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ നടത്തിപ്പു ചുമതല. നേരത്തെ ഞായറഴ്ടചകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങള്‍ അത്യവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല, കൂടിച്ചേരലുകള്‍ ഒഴിവാക്കണം, അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും മാത്രം രാത്രി ഏഴു മണിവരെ പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. എറണാകുള ജില്ലയിലും കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 98 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണായി കളക്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ വരാപ്പുഴ പഞ്ചായത്ത് പൂര്‍ണമായി അടച്ചിടാനും ഉത്തരവിറക്കി. കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പുവരുത്തണം. കൂടാതെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഭഷണമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവ് സികെ സുബൈറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു Kerala Rains| സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്; ദുരൂഹതയില്ലെന്ന് പൊലീസ് Attappadi Infant Deaths അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ കെ സുരേന്ദ്രന്‍ റോഡരികില്‍ മീന്‍കച്ചവടം നടത്തുന്ന യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി 'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യം പന്ത്രണ്ടു വയസുകാരന്റെ സമയോചിത ഇടപെടല്‍; ജീവിതത്തിലേക്കു തിരിച്ചെത്തിയത് മൂന്നുജീവന്‍ Syro Malabar കുര്‍ബാന എകീകരണത്തില്‍ വത്തിക്കാന്റെ ഇടപെടല്‍; അങ്കമാലി അതിരൂപതയില്‍ പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ല സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി; കേന്ദ്ര ഏജന്‍സികള്‍ സുപ്രീംകോടതിയെ സമീപിച്ചു 'ഇതത്ര നല്ലതല്ല മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം; മംഗലപുരം എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍ വിവാഹച്ചടങ്ങിനിടെ മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്; പ്രതി ഒളിവില്‍ Kerala Rains| സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്; ദുരൂഹതയില്ലെന്ന് പൊലീസ് Explained ഒരു മികച്ച ക്രിപ്‌റ്റോകറൻസിയുടെ സവിശേഷതകൾ എന്തൊക്കെ? ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Covid 19 കോവിഡ് 19 പ്രായമായവരിൽ വിഷാദരോഗം വർദ്ധിക്കാൻ കാരണമായെന്ന് പഠനം പെൺകുട്ടി ചിത്ര ബാംഗ്ലൂരിലെത്തിയ സുധാ മൂർത്തി ചിത്രയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി.അവളെ അവർ ഒരു നല്ല സ്കൂളിൽ ചേർത്തു.താമസിയാതെ സുധ ദില്ലിയിലേക്ക് മാറി അതിനാൽ ചിത്രയുമായുള്ള ബന്ധം നഷ്ടപ്പെട്ടു.വളരെ അപൂർവ്വമായി ഫോൺ വഴി സംസാരിച്ചിരുന്നു.കുറച്ചുകാലത്തിന് ശേഷം അതും നിന്നു.ഏതാണ്ട് ഇരുപത് വർഷത്തിന് ശേഷം സുധാ മൂർത്തിയെ സാൻ ഫ്രാൻസിസ്കോയിലേക്ക് (യുഎസ്എ) ഒരു പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.പ്രഭാഷണത്തിന് ശേഷം അവർ താമസിച്ചിരുന്ന ഹോട്ടൽ ബിൽ അടയ്ക്കാൻ റിസപ്ഷനിൽ പോയപ്പോൾ, അല്പം അകലെ നിൽക്കുന്ന ദമ്പതികളെ ഹോട്ടൽ ജീവനക്കാർ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു. Previous articleലളിതച്ചേച്ചിയുടെ കയ്യിൽ പണമില്ലെന്നു പറഞ്ഞാൽ എനിക്കു വിശ്വസിക്കുവാൻ ഒരു പ്രയാസവുമില്ല കാരണം ഇതാണ് കുറിപ്പ് Next articleകുട്ടികൾ ഉണ്ടാകില്ല എന്ന സർട്ടിഫിക്കറ്റുമായി ദമ്പതികൾ എന്റെ അക്ഷയയിൽ വന്നു അപ്പൊ അവരുണ്ട് സന്തോഷം കണ്ടറിഞ്ഞതാണ് കുറിപ്പ് വില കുറഞ്ഞത് ആവി പിടിക്കാൻ വാങ്ങുന്നവർ ഉറപ്പായും ശ്രദ്ധിക്കുക ഇതാണ് സംഭവിക്കുന്നത് ക്ലാസിലെ തനിക്ക് ഇഷ്ടമില്ലാത്ത കുട്ടിയുടെ ഡയറി പരിശോധിച്ച ടീച്ചർ ശരിക്കും അത്ഭുതപ്പെട്ടു ശേഷം സംഭവിച്ചത് ഏട്ടത്തിയെ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാൻ ബ്രോക്കർ പക്ഷെ സംഭവിച്ചത് മകന്റെ വിവാഹം ആയിരുന്നു പക്ഷെ അപ്പനായ ഞാൻ പങ്കെടുത്തില്ല കാരണം……..നൊമ്പര കുറിപ്പ് കലാസമൂഹത്തിന് നവമാധ്യമത്തിലൂടെ വേദി ഒരുക്കാനും സാമ്പത്തിക സഹായം നല്‍കാനുമായി സംഘടിപ്പിക്കുന്ന ‘മഴമിഴി’ മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് പദ്ധതിയുടെ ലോഗോയുടെയും രൂപരേഖയുടെയും പ്രകാശനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍, രൂപരേഖ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനു നല്‍കിയും ലോഗോ ഗായികയും എം.എല്‍.എയുമായ ദലീമയ്ക്ക് നല്‍കിയുമാണ് പ്രകാശനം ചെയ്തത്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനറുമായ പ്രമോദ് പയ്യന്നൂര്‍, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ മനു സി. പുളിക്കല്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി സുദര്‍ശന്‍ കുന്നത്തുകാല്‍, മുഹമ്മദ് റിജാസ് എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഗോത്രകലകള്‍, നാടന്‍കലകള്‍, അനുഷ്ഠാനകലകള്‍, ക്രിസ്തീയ കലാരൂപങ്ങള്‍, മാപ്പിളകലാരൂപങ്ങള്‍, ക്ഷേത്രകലകള്‍, ശാസ്ത്രീയകലകള്‍, ശാസ്ത്രീയസംഗീതം, ഉപകരണസംഗീതം, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഇതര ജനകീയകലകളായ മാജിക്, സര്‍ക്കസ്, സൈക്കിള്‍ യജ്ഞം എന്നിവയും ട്രാന്‍സ്‌ജെന്‍ഡേര്‍സ്, ഭിന്നശേഷിക്കാര്‍, അന്ധഗായക സംഘം, കരുണാലയങ്ങളിലെ കലാസംഘങ്ങള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി, 3500 ഓളം കലാപ്രതിഭകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ‘മഴമിഴി’ സംഘടിപ്പിക്കുന്നത്. നാടകം, കഥാപ്രസംഗം, ഗാനമേള എന്നീ കലാരൂപങ്ങളും ഇതിന്റെ തുടര്‍ച്ചയായി ലോകമലയാളികളിലേക്കെത്തും. ആഗസ്റ്റ് 28 മുതല്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെ 65 ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യ മെഗാ സ്ട്രീമിങ് സാംസ്‌കാരിക വിരുന്നായ ‘മഴമിഴി’ രാത്രി ഏഴു മുതല്‍ ഒമ്പതുവരെയാണ് ലോക മലയാളികളിലേക്ക് നവമാധ്യമത്തിന്റെ സാധ്യതകളിലൂടെ എത്തിക്കുന്നത്. സാംസ്‌കാരിക വകുപ്പ്, സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഫോക് ലോര്‍ അക്കാദമി, കേരള സംഗീതനാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് ‘മഴമിഴി’ ഒരുക്കുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത പ്രവൃത്തി പുരോഗമിക്കുന്നു കെ.എസ്.ആർ.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി “സ്ട്രീറ്റ്” ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറിൽ എൻസിസി കേഡറ്റുകൾ സാമൂഹ്യസേവന രംഗത്തെ മികച്ച മാതൃകകളാകണം മന്ത്രി ഫോക്കസ് ഗ്രൂപ്പ് പ്രക്രിയ വലിയ സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരും: മന്ത്രി കെ.എസ്.ആർ.ടി.സിയുടെ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി November 28, 2021 “സ്ട്രീറ്റ്” ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറിൽ November 28, 2021 എൻസിസി കേഡറ്റുകൾ സാമൂഹ്യസേവന രംഗത്തെ മികച്ച മാതൃകകളാകണം മന്ത്രി November 28, 2021 അഷ്‌റഫ്‌ താമരശ്ശേരിക്ക് ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക് ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു. ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച ഫൊകാനക്ക് സുവർണ വർഷം സമ്മാനിച്ച അമേരിക്കൻ മലയാളികൾക്ക് നന്ദി: പ്രസിഡന്റ് ജോർജി വറുഗീസ് ഫൊക്കാന ഒര്‍ലാന്‍ഡോ ഏരിയ കണ്‍വെന്‍ഷന്‍ കിക്ക് ഓഫും ഓര്‍മ്മ കേരള പിറവി ദിനാഘോഷവും മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് (മാഡ്) നിലവിൽ ഫൊക്കാനാ വുമൺസ് ഫോറം പ്രവർത്തനം ശക്തിപ്പെടുത്തും അഞ്ചാം പാതിര (കഥ: ഷാജന്‍ ആനിത്തോട്ടം) വാര്‍ഡ്‌റോബില്‍ നിരനിരയായി അടുക്കിവച്ചിരിക്കുന്ന വിലകൂടിയ വസ്ത്രശേഖരങ്ങള്‍ക്കു മുമ്പില്‍ അന്ന ഒരുനിമിഷം നിശബ്ദയായി നിന്നു. ഒന്നരവര്‍ഷത്തിലധികമായി കാറ്റും വെളിച്ചവും അനുഭവിക്കാതെ അടച്ചിടപ്പെട്ട ഷെല്‍ഫുകളില്‍ കിടന്ന് അവ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് അവള്‍ക്ക് തോന്നി. ഓരോ സമ്മറിലും നാട്ടില്‍ പോകുമ്പോള്‍ വാങ്ങിയിരുന്നത് അന്‍പതില്‍പരം സാരികളാണ്; അവയ്ക്ക് ചേരുന്ന ബ്ലൗസ്പീസുകളും. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുമ്പോള്‍ വ്യത്യസ്ത സാരികളണിയുക എന്നത് മറ്റ് പലരെയുമെന്നതുപോലെ അന്നയുടെയും ശീലമായിരുന്നു. ക്രിസ്മസിനും മറ്റ് വിശേഷാവസരങ്ങളിലേക്കും വേണ്ടി വാങ്ങുന്ന വിശിഷ്ട വസ്ത്രങ്ങളുടെ ഒരു കലവറതന്നെയായിരുന്നു അന്നയുടെ അലമാരകള്‍. ""എല്ലാ ഞായറാഴ്ചയും ഇങ്ങനെ പുതിയ പുതിയ സാരികള്‍ അണിയണമെന്ന് എന്താ അനൂ നിനക്കിത്ര നിര്‍ബന്ധം? പുതിയൊരു സാരി വാങ്ങിയാല്‍ ആകെ നീ ഉടുക്കുന്നത് ഒറ്റത്തവണ മാത്രം; പിന്നെയത് അലമാരയുടെ ഏതെങ്കിലും മൂലയിലേക്കൊതുങ്ങും. നാട്ടിലായിരുന്നെങ്കില്‍ ഏതെങ്കിലും ബന്ധുക്കള്‍ക്കോ സാധുസ്ത്രീകള്‍ക്കോ കൊടുക്കാമായിരുന്നു. ഇവിടെ സാല്‍വേഷന്‍ ആര്‍മിക്കാരു പോലും സംഭാവനയായി സാരി വാങ്ങില്ല. എല്ലാ വര്‍ഷവും ഇങ്ങനെ കെട്ടുകണക്കിന് സാരികള്‍ വാങ്ങിച്ച് കൂട്ടിയിട്ട് എന്ത് ചെയ്യാനാണ്? മരിക്കുമ്പോള്‍ എന്തായാലും ഒരു സാരി മാത്രം അണിഞ്ഞേ നിനക്ക് കിടക്കാന്‍ പറ്റുകയുള്ളൂ, ഒന്നും കൊണ്ടുപോവാനും പറ്റില്ല. അതോര്‍മ്മ വേണം മുമ്പൊരിക്കല്‍ തമാശമട്ടില്‍ പോളച്ചന്‍ പറഞ്ഞത് അന്നയുടെ ചെവിയില്‍ ഒരു ഇടിമുഴക്കം പോലെ മുഴങ്ങി. ""അതേ, ഞങ്ങള്‍ പെണ്ണുങ്ങളുടെ സൈക്കോളജി എന്റെ കെട്ടിയോന്‍സിന് അറിയാന്‍ വയ്യാഞ്ഞിട്ടാ. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരേ പാന്റും ഷര്‍ട്ടുമിട്ട് എത്ര തവണ വേണേലും പള്ളിയില്‍ പോകാം, വരാം. ആരുമത് ശ്രദ്ധിക്കത്തില്ല. ഞങ്ങള്‍ പെണ്ണുങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. ഞങ്ങള്‍ ആറു മാസം മുമ്പെങ്ങാനും ഉടുത്തിരുന്ന ഒരു സാരിയുമണിഞ്ഞ് പോയാല്‍ എത്ര അവളുമാരാണ് ഇത് നീ കഴിഞ്ഞ മാസം ഉടുത്തതല്ലേടീ, അന്നിത് കണ്ടപ്പോള്‍ ഇതിലും ഭംഗിയായിരുന്നു, ഇപ്പോഴെന്തോ നിറം മങ്ങിയതുപോലെ' എന്നൊക്കെ ഭള്ള് പറയുന്നതെന്നറിയാമോ? പോളച്ചനതൊന്നും മനസ്സിലാവില്ല. പിന്നെ, മരിച്ചുകിടക്കുമ്പോള്‍ എനിക്കുടുക്കാന്‍ നമ്മുടെ കല്യാണത്തിന് ഞാന്‍ അണിഞ്ഞിരുന്ന മന്ത്രകോടി ഇവിടെ ഭദ്രമായിരിപ്പുണ്ട്. അതുടുപ്പിച്ച്, ഈ കവിളില്‍ ഒരു ഉമ്മേം തന്നുവേണം പോളച്ചന്‍ എന്നെ യാത്രയാക്കാന്‍ ഭര്‍ത്താവിനെ ഇറുകെ കെട്ടിപ്പിടിച്ച് അന്ന് നല്കിയ ചുംബനത്തിന്റെ സുഖം അപ്പോള്‍ വീണ്ടുമനുഭവിക്കുന്നതുപോലെ അന്നയ്ക്കു തോന്നി. അസോസിയേഷന്റെ ഓണപ്പരിപാടികള്‍ക്കുടുക്കുവാനുള്ള സെറ്റ് സാരി തിരയുകയായിരുന്നു അന്ന. അത്തരം സാരികളുടെ ഒരു കളക്ഷന്‍ തന്നെയുണ്ട് അവള്‍ക്ക്. കോവിഡ് എന്ന കുഞ്ഞന്‍ ഭീകരന്‍ നാടായ നാടു മുഴുവനും ഭീതിപരത്തിയതുകൊണ്ട് കഴിഞ്ഞ തവണ പേരിനുപോലും ഓണമാഘോഷിക്കുവാനോ സാരികള്‍ പ്രദര്‍ശിപ്പിക്കുവാനോ പറ്റിയില്ല. ഇത്തവണ ചെറിയ തോതിലെങ്കിലും ആഘോഷമുള്ളതാണ് ഒരാശ്വാസം. ഓരോ സാരികളുമെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിനിടയിലാണ് ചിത്രപ്പണികളുള്ള ഒരു മഞ്ഞ കാഞ്ചീപുരം സാരി അവളുടെ കൈകളിലേക്ക് ചാടി വീഴുന്നത്. അന്ന ആവേശത്തോടെ അതെടുത്ത് അരുമയോടെ അതില്‍ മുഖമമര്‍ത്തി ചുംബിച്ചു. മമ്മയുടെ മണം, അവള്‍ അറിയാതെ പറഞ്ഞു. പെട്ടെന്നവള്‍ക്ക് തന്റെ അമ്മയെ കാണണമെന്ന് തോന്നി. ഓടിച്ചെന്ന് ഡെസ്ക്ക്‌ടോപ്പിനടുത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് അവള്‍ അമ്മയെ നോക്കി. കട്ടിലിന്റെ ഇടതുവശത്തേയ്ക്ക് ചരിഞ്ഞു കിടന്ന് ശാന്തമായി ഉറങ്ങുന്ന അമ്മയെ അവള്‍ ഏറെ നേരം നോക്കിനിന്നു. ഉവ്വ്, തൊട്ടടുത്ത കട്ടിലില്‍ "കെയര്‍ ഗിവറും' കിടന്നുറങ്ങുന്നുണ്ട്; കണ്ടാലറിയാം, കൂര്‍ക്കം വലിച്ച് തന്നെയാണ് അവള്‍ ഉറങ്ങുന്നത്. നൈറ്റ് വിഷന്‍ സി.സി.ടി.വി. കാമറ അമ്മയുടെ ഓരോ അനക്കങ്ങളും തെളിമയോടെ അവളുടെ ഐഫോണ്‍ സ്ക്രീനില്‍ ഇടവിടാതെ എത്തിക്കുന്നുണ്ട്. അതാണ് ആകെയുള്ളൊരു ആശ്വാസം. പക്ഷേ അതും താമസിയാതെ അവസാനിപ്പിക്കേണ്ടിവരുമല്ലോ എന്നോര്‍ത്തപ്പോള്‍ അന്നയുടെ മനസ്സില്‍ വ്യാകുലചിന്തകളുണര്‍ന്നു. ""പോളച്ചാ, ഈ സാരി കണ്ടോ. ഓര്‍ക്കുന്നില്ലേ, മമ്മയുടെ എഴുപത്തഞ്ചാം പിറന്നാളിന് നാട്ടില്‍ പോയപ്പോള്‍ നമ്മള്‍ ശീമാട്ടിയില്‍ നിന്നും വാങ്ങിക്കൊടുത്തതാണിത്. ഇതുടുത്തുകൊണ്ടാണ് മമ്മ നമ്മളോടൊപ്പം അത്തവണ അമേരിക്കയിലേക്ക് വന്നത്. തിരിച്ചുപോകുമ്പോള്‍ "ഇതിവിടെ എന്റെ ഓര്‍മ്മയ്ക്കായിട്ട് ഇരിയ്ക്കട്ടെ കൊച്ചേ' എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പലതവണ ഇവിടെ വന്നുപോയിട്ടുണ്ടെങ്കിലും ആ തിരിച്ചുപോക്ക് അവസാനത്തേതായിരിക്കുമെന്ന് മമ്മ അന്നേ മനസ്സിലാക്കിയതുപോലുണ്ടായിരുന്നു. വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആ സാരിക്ക് ഇപ്പോഴും മമ്മയുടെ മണമുണ്ട്. ഒരിക്കല്‍കൂടി മമ്മ അതൊന്നുടുത്ത് കാണണമെന്ന് മോഹം തോന്നുന്നു. മമ്മയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഒഴിവുദിവസത്തിന്റെ ആലസ്യത്തില്‍ കമ്പ്യൂട്ടര്‍ സ്ക്രീനിനു മുമ്പില്‍ ചടഞ്ഞിരുന്ന് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരുന്ന പോളച്ചന്റെ മുമ്പില്‍ അന്ന തന്റെ സങ്കടക്കെട്ടഴിച്ചു. ""ഒരു കണക്കിന് നീയിങ്ങനെ മമ്മയെ ലൈവായി കാണുന്നതാണ് കൂടുതല്‍ ടെന്‍ഷനുണ്ടാക്കുന്നത് അനൂ. മമ്മയ്ക്ക് നീ ഒറ്റ മകളാണ്, പപ്പ പോയിക്കഴിഞ്ഞ് മമ്മ ശരിക്കും ഏകാന്തത അനുഭവിക്കുന്നു എന്നുള്ളതൊക്കെ ശരിതന്നെ. പക്ഷേ നീയിങ്ങനെ വറീഡാവുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുണ്ടോ? അല്ലെങ്കില്‍പ്പിന്നെ ഒരു ലോംഗ് ലീവെടുത്ത് നാട്ടില്‍ പോയി കുറേനാള്‍ മമ്മയുടെ അടുത്ത് നില്‍ക്കണം. എന്റെ കാര്യം പോട്ടെ, മക്കളെ കാണാതെ എത്ര നാളാണ് നിനക്കവിടെ നില്ക്കാന്‍ പറ്റുന്നത്? ഒരു കാര്യം ചെയ്യൂ, ഇവിടെയും കുറെ കാമറകള്‍ ഫിറ്റ് ചെയ്തിട്ട് നീ പോയ്‌ക്കോളൂ, അപ്പോള്‍പ്പിന്നെ ഞങ്ങളെ തീരെ മിസ്സ് ചെയ്യില്ല ഒരു ചെറുപുഞ്ചിരിയോടെ പോളച്ചന്‍ ഭാര്യയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത് അവളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. ഭര്‍ത്താവ് തന്നെ പരിഹസിക്കുകയാണെന്ന് അന്ന പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ""കാമറ വയ്പ്പിച്ചത് പോളച്ചന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ മമ്മയെ എപ്പോഴും കാണണമെന്നുള്ള എന്റെ ആഗ്രഹമെന്താണ് പോളച്ചന്‍ മനസ്സിലാക്കാത്തത്? നമുക്കും പ്രായമാവുകയാണ് എന്നോര്‍മ്മ വേണം. കാലം കുറെ കഴിഞ്ഞ് വല്ല നഴ്‌സിംഗ് ഹോമിലും കിടന്ന് നരകിക്കുമ്പോള്‍ മക്കളെ കാണണമെന്ന് നമുക്കും തോന്നും. അന്ന് ഒരു പൂച്ചെണ്ടുമായി ക്രിസ്തുമസിനും മദേഴ്‌സ് ഡേയ്ക്കും മാത്രം വരുന്ന മക്കളെയോര്‍ത്ത് നമ്മള്‍ കരയുന്നത് നഴ്‌സിംഗ് ഹോമിലെ കാമറകളും തല്‍സമയം ഒപ്പിയെടുക്കുന്നുണ്ടാവും. ഓര്‍ത്തുവച്ചോളൂ പോളച്ചാ ""അക്കാലത്തെപ്പറ്റിയോര്‍ത്ത് നമ്മള്‍ ഇപ്പോഴെ തല പുകയ്‌ക്കേണ്ട മോളേ. നഴ്‌സിംഗ് ഹോമിലെ കാമറയെപ്പറ്റിയൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല അന്ന് നമ്മള്‍. മക്കള്‍ക്കൊന്നും അത് കാണാനുള്ള താല്‍പര്യവുമുണ്ടാവില്ല. പറഞ്ഞാല്‍ നിനക്കിഷ്ടപ്പെടില്ല, നീയിപ്പോള്‍ ചെയ്തുവച്ചതാണ് കൂടുതല്‍ കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. അല്ലെങ്കില്‍പ്പിന്നെ ആരെങ്കിലും അടുക്കളയിലും കിടപ്പുമുറിയിലും സി.സി.ടി.വി. കാമറ പിടിപ്പിക്കുമോ? വെറുതെയല്ല ആ പെണ്ണ് സ്ഥലംവിടാനൊരുങ്ങുന്നത് ഭര്‍ത്താവ് പറയുന്നതില്‍ ഒരുപാട് സത്യമുണ്ടെന്ന് അന്ന തിരിച്ചറിയുകയായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും അമ്മ കൂടുതല്‍ അവശയാകുന്നതും ശയ്യാവലംബിയായിത്തീരുന്നതുമറിഞ്ഞപ്പോള്‍ തോന്നിയ ആശയമായിരുന്നു വീടിനകത്ത് കാമറ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. വീടിനു ചുറ്റും മുമ്പേ ഉണ്ടായിരുന്ന കാമറകള്‍ വഴി വീടിന്റെ സുരക്ഷിതത്വം കൂടെക്കൂടെ ഉറപ്പാക്കിയതില്‍ അവള്‍ അഭിമാനിച്ചിരുന്നു. ആയിടയ്ക്കാണ് അടുക്കളയില്‍ തെന്നിവീണ അമ്മ ഏറെനേരം പരസഹായമില്ലാതെ കിടക്കേണ്ടിവന്ന കാര്യം അവളറിയുന്നത്. ലിവിംഗ് റൂമില്‍ സീരിയല്‍ കണ്ടുകൊണ്ടിരുന്ന ജോലിക്കാരി അമ്മയുടെ നിലവിളി കേട്ടില്ലത്രെ. അക്കാര്യം പറഞ്ഞ് ഫോണിലൂടെ അവളെ ഒരുപാട് ശാസിച്ചതിന്റെ പിറ്റേന്നു തന്നെ സേവനം മതിയാക്കി അവള്‍ സ്ഥലംവിടുകയും ചെയ്തു. പിന്നെ ഏജന്‍സിക്കാരോട് ഒരുപാടിരന്നപ്പോഴാണ് അമ്മയെ നോക്കാന്‍ പുതിയൊരാളെ അനുവദിച്ച് കിട്ടിയത്. അപ്പോഴേയ്ക്കും അടുക്കളയിലും അമ്മയുടെ കിടപ്പുമുറിയിലും പുതിയതായി സ്ഥാപിച്ച കാമറക്കണ്ണുകള്‍ ചാരപ്പണി തുടങ്ങിയിരുന്നു. വന്നയുടനെതന്നെ പുതിയ "സംരക്ഷക' അത് കണ്ടുപിടിക്കുകയും ചെയ്തു. ഇത്തവണ ഫോണിലൂടെ പൊട്ടിത്തെറിച്ചത് അവളായിരുന്നു: ""ലുലുമാളില്‍ പോലും കാണില്ലല്ലോ ഇത്രമാത്രം സെക്യൂരിറ്റി! ഇതെന്താ പാക്കിസ്ഥാന്‍ അതിര്‍ത്തിയോ? പല വീടുകളിലും ഞാന്‍ പണിക്ക് നിന്നിട്ടുണ്ട്, ഒരിടത്തുമുണ്ടായിരുന്നില്ല ഈ കോമാളിത്തരം. പണവും പത്രാസും കാണിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക് വേറെയെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട് ഇങ്ങനെയാണെങ്കില്‍ സമാധാനമായിട്ടൊന്ന് വെളിയ്ക്കിറങ്ങാനും പറ്റുമെന്ന് തോന്നുന്നില്ല. ബാത്‌റൂമിലും കാണില്ലേ നിങ്ങടെ ഈ പണ്ടാരം അങ്ങനെയുള്ള അനാവശ്യഭയമൊന്നും വേണ്ടെന്ന് പറഞ്ഞ് അന്ന അവളെ ആശ്വസിപ്പിക്കുവാന്‍ ഏറെ ശ്രമിച്ചതാണ്. പക്ഷേ ഒന്നും നഷ്ടപ്പെടുവാനില്ലാത്ത അവള്‍ വഴങ്ങിയില്ല. ഇതല്ലെങ്കില്‍ മറ്റൊരു സ്ഥലം എന്ന ധൈര്യവും ധാര്‍ഷ്ട്യവും അവളുടെ വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു. നഷ്ടപ്പെടാന്‍ തനിക്കാണുള്ളത്, ഇക്കാലത്ത് മറ്റൊരു സഹായിയെ കിട്ടാനുള്ള ബുദ്ധിമുട്ട് വളരെ വലുതാണ് എന്നൊക്കെയുള്ള തിരിച്ചറിവോടെ അന്ന നയത്തില്‍ പറഞ്ഞുവച്ചു: ""മോളിക്കുട്ടി ഞങ്ങള്‍ക്ക് ഒരാഴ്ചത്തെ സമയം തരൂ. അതിനുമുമ്പ് വീടിനകത്തെ കാമറകള്‍ മുഴുവനും എടുത്തുമാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം. ഒരു സെര്‍വന്റ് ആയിട്ടല്ല, അമ്മയുടെ കാര്യങ്ങള്‍ അറിഞ്ഞ് നോക്കുന്ന ഒരാളായിട്ടാണ് ഞങ്ങള്‍ നിന്നെ കാണുന്നത്. സമ്മറില്‍ ഞങ്ങള്‍ നാട്ടില്‍ വരുന്നുണ്ട്. അപ്പോള്‍ കാര്യമായൊരു സമ്മാനവും നിനക്ക് പ്രതീക്ഷിക്കാം ""അങ്ങനെ പ്രത്യേകിച്ചൊരു സമ്മാനമൊന്നും തരേണ്ട; ഏജന്‍സിക്കാരോട് പറഞ്ഞു സമ്മതിച്ച പതിനയ്യായിരം കൃത്യമായി തന്നാല്‍ മാത്രം മതി. പിന്നെ ഈ "നീ' വിളിയും സെര്‍വന്റ് സ്ഥാനവുമൊന്നും എനിക്കിഷ്ടമല്ല. ഞാന്‍ "കെയര്‍ഗിവര്‍' ആയിട്ടാണ് വന്നിരിക്കുന്നത്. ആ രീതിയിലേ നിങ്ങള്‍ എന്നോടു പെരുമാറാന്‍ പറ്റുകയുള്ളൂ. ഒരാഴ്ചയ്ക്കുള്ളില്‍ കാമറയൊക്കെ മാറ്റാമെന്നുള്ളത് വാക്കായിരിക്കണം. അല്ലെങ്കില്‍ ഞാനെന്റെ പാട്ടിന് പോകും ആ ഭിഷണി ചെവിയില്‍ മുഴങ്ങിത്തുടങ്ങിയിട്ട് ദിവസം രണ്ട് കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാക്ക് പാലിക്കാനായില്ലെങ്കിലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അന്ന തീര്‍ത്തും ബോധവതിയാണ്. വീക്കെന്‍ഡിലെ ചടങ്ങുകളും പാര്‍ട്ടികളുമൊക്കെ ആവേശത്തോടെ കാത്തിരുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നു എന്നവള്‍ക്ക് തോന്നി. ഭയപ്പെട്ടതിനെക്കാള്‍ വേഗത്തിലാണ് പിന്നത്തെ അഞ്ച് ദിവസങ്ങള്‍ കടന്നുപോയത്. കാമറകളൊക്കെ നീക്കം ചെയ്യണമെന്ന് കമ്പനിക്കാരോട് പോളച്ചന്‍ പലവട്ടം വിളിച്ചുപറഞ്ഞിട്ടും നാളെയാവട്ടെ മറ്റന്നാള്‍ ഉറപ്പായിട്ടും വരാം പണി ഏല്പ്പിച്ചിരുന്ന പയ്യന് കോവിഡായിപ്പോയി, അടുത്തയാഴ്ചയാവട്ടെ' എന്നൊക്കെ പറഞ്ഞ് അവര്‍ വാക്ക് തെറ്റിച്ചുകൊണ്ടിരുന്നു; അന്നയുടെ കണ്ണുകളില്‍ ആകുലതയുടെ നീര്‍ത്തുള്ളികള്‍ നിറഞ്ഞുകവിഞ്ഞും മമ്മയങ്ങ് മരിച്ചുപോയിരുന്നെങ്കില്‍ എന്റെ കുഞ്ഞിന്റെ കണ്ണിത്രയും നിറയില്ലായിരുന്നു, അല്ലേ മോളേ' എന്ന് അമ്മ തന്നോട് തമാശ പറയുന്നതുപോലെ ഇടയ്‌ക്കൊക്കെ അവള്‍ക്കനുഭവപ്പെട്ടു. രാത്രി. ഉറക്കം വഴിമാറിയ മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. അന്ന തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം തള്ളിനീക്കുവാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പോളച്ചന്റെ ഇടവിട്ടുള്ള കൂര്‍ക്കംവലികള്‍ വല്ലാതെ അലോസരപ്പെടുത്തിയപ്പോള്‍ അന്ന കട്ടിലില്‍ എഴുന്നേറ്റിരുന്നു. ബെഡ്‌ലാമ്പിനടുത്തുവച്ചിരുന്ന മൊബൈല്‍ ഫോണെടുത്ത് അവള്‍ അമ്മയെ നോക്കി. തുറന്നിട്ട ജനലിലൂടെ പുറത്തേയ്ക്ക് നോക്കി കട്ടിലില്‍ത്തന്നെ കിടക്കുകയായിരുന്നു അപ്പോഴും അന്നയുടെ അമ്മ. അവരുടെ അനാഥത്വം വെളിപ്പെടുത്തുന്നതുപോലെ തൊട്ടടുത്ത കട്ടിലില്‍ മോളിക്കുട്ടി കിടന്നിരുന്ന മെത്ത മടക്കിവച്ചിരിക്കുന്നു. പകല്‍വെളിച്ചത്തില്‍ മുറിയിലെ കാഴ്ചകള്‍ നന്നായി ദൃശ്യമാവുന്നുണ്ട്. നെഞ്ചില്‍ നൊമ്പരങ്ങള്‍ ഉരുണ്ടുകൂടിയപ്പോള്‍ അന്ന തെല്ലുറക്കെത്തന്നെ വിളിച്ചുകരഞ്ഞു മമ്മാ മമ്മാ അവളുടെ വിളി കേട്ടതുപോലെ അമ്മ തിരിഞ്ഞുകിടന്ന് മുകളിലെ കാമറക്കണ്ണുകളിലേക്ക് നോക്കി. പിന്നെ ഒരായുസ്സ് മുഴുവനും ഓര്‍മ്മിക്കുവാനാവുന്ന മനോഹരമായൊരു പുഞ്ചിരി അവള്‍ക്ക് സമ്മാനിച്ചു. കാണെക്കാണെ ആ ചിരി മായുന്നതും മിഴികള്‍ മെല്ലെ അടയുന്നതും അന്ന കണ്ടു. വാര്‍ഡ്‌റോബില്‍ ഭദ്രമായി വച്ചിരുന്ന അമ്മയുടെ പഴയ പട്ട് സാരിയെടുത്ത് ഒരിക്കല്‍കൂടി അന്ന അതില്‍ ഉമ്മവച്ചു. ആ മഞ്ഞവസ്ത്രത്തിന് പക്ഷേ, അപ്പോള്‍ മരണത്തിന്റെ ഗന്ധമായിരുന്നു; ചിത്രപ്പണികള്‍ക്കാകെ നിറം മങ്ങിയതുപോലെ അന്നയ്ക്കു തോന്നി മൂന്നാം, അഞ്ചാം, അറാം എന്നൊക്കെ titles ക!ണ്ടിട്ടുണ്ടെങ്കിലും ആ techinique ഇവിടെ ശരിക്കും ചേരുന്നുണ്ട്. എങ്ങനെ ഇങ്ങനൊക്കെ ഭാവനിക്കുന്നു, എഴുതുന്നു! അഭിനന്ദനങ്ങൾ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം കവിത: ജോയ് പാരിപ്പള്ളില്‍ പാലിയേറ്റീവ് കെയർ (കഥ രമേശൻ പൊയിൽ താഴത്ത്) ചിതൽ കവിത: കുമാരി എൻ കൊട്ടാരം ) ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍ കവിത: അശോക് കുമാര്‍.കെ.) കാഴ്ച്ച (കഥ: പി. ടി. പൗലോസ്) ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ) ലോലമാം ക്ഷണമേ വേണ്ടു കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം) മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ) ഇന്നും ലഭിക്കുന്ന ഊരുവിലക്ക് കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ) ഡോ.ഫെബി ബിജോയ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു വേരുകൾ പച്ച കവിത സിന്ധു സതീഷ്) ലോലമാം ക്ഷണമേ വേണ്ടു കഥ ജോസഫ്‌ എബ്രഹാം) മഹാമാരികാലത്ത് സാബു കഥ എഴുതുമ്പോൾ കഥയിടങ്ങൾ: ഡോ. അജയ് നാരായണൻ) ആമോദിനി എന്ന ഞാൻ പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു *പ്രതിഷേധിക്കുന്നവര്‍ സമരം ചെയ്യുന്നവര്‍ കര്‍ഷകരെ കണ്ടു പഠിക്കേണ്ടതുണ്ട് കവിത: ഇയാസ് ചൂരല്‍മല) വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ നക്ഷത തിളക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ചിക്കുന്ന നക്ഷത്രത്തിന്റെ രൂപത്തിലുളള ലൈറ്റുകൾ അജപാലകൻ നിലമ്പൂർ നെടുങ്കയം വനപ്രദേശത്ത മേഞ്ഞ് നടക്കുന്ന ആടിന്റെ മുകളിലിരിക്കുന്ന സീത എന്ന കുരങ്ങ് ജീവിത വഴിയിൽ പണിസ്ഥലത്ത് നിന്ന് വിറക് കെട്ടുമായി വീടുകളിലേക്ക് മടങ്ങുന്ന ആദിവാസി സ്ത്രീകൾ .വയനാട് ജില്ലയിലെ ചേകാടിക്ക് സമീപത്ത് നിന്നുളള കാഴ്ച 2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു റോഡ് അറ്റകുറ്റപ്പണി മഴയാണ് തടസമെന്ന് ജനം അറിയേണ്ടതില്ല; അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല ജയസൂര്യ Cyclone ജവാദ് ചുഴലിക്കാറ്റ് ആന്ധ്രയില്‍ 50,000-ലധികം പേരെ മാറ്റിപാർപ്പിച്ച് സർക്കാർ Konijeti Rosaiah: രാഷ്ട്രീയഭേദമന്യേ എല്ലാവരുമായി അടുപ്പം സൂക്ഷിച്ച നേതാവ്; റോസയ്യ വിവിധ ദേശീയ രാഷ്ട്രീയ നേതാക്കൾക്കൊപ്പം Viral Video ആട് ഒരു ഭീകര ജീവി സര്‍ക്കാര്‍ ഓഫീസില്‍ കയറിയ ആട് രേഖകള്‍ കടിച്ചെടുത്ത് ഓടി; പിന്നാലെ ജീവനക്കാരനും ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടിക്കിടന്ന് അപ്പെൻഡിക്സിനുണ്ടാകുന്ന രോഗാണുസംക്രമണ വീക്കമാണ് അപ്പെൻഡിസൈറ്റിസ്. കുടലിൽനിന്നും യാദൃച്ഛികമായി അപ്പെൻഡിക്സിനുള്ളിൽ കടന്നുകൂടുന്ന ഭക്ഷണമോ ബാഹ്യവസ്തുക്കളോ തരംഗരൂപത്തിലുള്ള ചലനങ്ങളാൽ പെരിസ്റ്റാൾടിക്' ചലനങ്ങൾ) പരിപൂർണമായി പുറത്തുപോകാതിരിക്കുന്നു. ഇങ്ങനെ ഇതിനുള്ളിൽ കടന്നുവരുന്ന സാധനങ്ങളെ പുറന്തള്ളാൻ ഉപകരിക്കാത്ത ഏതു ഘടകവും അപ്പെൻഡിസൈറ്റിസിന് വഴിതെളിക്കും. അപ്പെൻഡിക്സിനുള്ളിൽ മർദം അധികമാകുന്നതിന്റെ ഫലമായി നീർവീക്കം ഉണ്ടാകുന്നു. അപ്പെൻഡിക്സിനുള്ളിലെ സ്തരങ്ങൾ സ്രവിക്കുന്ന ശ്ലേഷ്മം ഈ വീക്കം വർധിപ്പിക്കും. വീക്കം കൂടിവരുന്തോറും അപ്പെൻഡിക്സിലെ രക്തവാഹികൾ അടയുന്നു. അങ്ങനെ അപ്പെൻഡിക്സ് മരവിക്കാൻ തുടങ്ങും. ഉള്ളിലെ അതിമർദവും ഭിത്തികളുടെ മരവിപ്പും ചേർന്ന് അപ്പെൻഡിക്സിൽ ദ്വാരങ്ങളുണ്ടാകാം. ഇത് പെരിറ്റൊണൈറ്റിസ് എന്നറിയപ്പെടുന്ന മാരകാവസ്ഥയിലേക്കു നയിക്കുകയും ചെയ്യും. രോഗബാധിതമായ അപ്പെൻഡിക്സ് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നു. കുട്ടികളിലും വൃദ്ധരിലും അപൂർവമായി മാത്രം കാണുന്ന ഈ രോഗം യുവതി യുവാക്കളെയാണധികം ആക്രമിക്കുക. പരിഷ്കൃതരാജ്യങ്ങളിലും പട്ടണങ്ങളിലും ഇത് സർവസാധാരണമാണ്; അപരിഷ്കൃതരായ ഗ്രാമീണർക്കിടയിൽ വളരെ ചുരുക്കവും. സസ്യസമൃദ്ധമായ ഒരു ആഹാരരീതി ഈ രോഗത്തിനുവേണ്ട പ്രതിരോധശക്തി നല്കുന്നു.[അവലംബം ആവശ്യമാണ്] ക്രോണിക് അപ്പെൻഡിസൈറ്റിസ് വളരെ അപൂർവമാണെങ്കിലും പ്രവർത്തനരഹിതമായ അപ്പെൻഡിക്സ് സാധാരണമാണ്. പലപ്പോഴായുണ്ടാകുന്ന അപ്പെൻഡിക്സ് വീക്കങ്ങളുടെ ഫലമാണ് ഈ അവസ്ഥ. സംയോജനകലയുടെ ഘടകങ്ങൾ വർധിക്കുന്നതോടെ അപ്പെൻഡിക്സിലുള്ള ലസികാകല നഷ്ടപ്രായമാകുന്നു. ശസ്ത്രക്രിയ ചെയ്ത് അപ്പെൻഡിക്സ് നീക്കം ചെയ്യുകയാണ് സാധാരണ ചികിത്സാമാർഗം. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പെൻഡിസൈറ്റിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 08) 129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520 ആണ്. തൃശൂർ സ്വദേശികളായ 33 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5612 ആണ്. ഇതുവരെ രോഗമുക്തരായത് 4037 പേർ. ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 128 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 7, എലൈറ്റ് ക്ലസ്റ്റർ 5, അഴീക്കോട് ഹാർബർ ക്ലസ്റ്റർ 5, ജൂബിലി മിഷൻ ക്ലസ്റ്റർ 2, സ്പിന്നിങ് മിൽ ക്ലസ്റ്റർ 2, ഐസിഐസിഐ ബാങ്ക് ക്ലസ്റ്റർ 1, മറ്റ് സമ്പർക്ക കേസുകൾ 101 ആരോഗ്യ പ്രവർത്തകർ-4, ഫ്രണ്ട് ലൈൻ വർക്കർ-1. വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 13 പുരുഷൻമാരും 6 സ്ത്രീകളും 10 വയസ്സിന് താഴെ 6 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ. ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 389 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു. കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു വെള്ളാങ്ങല്ലൂരിൽ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2022 വർഷത്തെ കർമ്മ പദ്ധതി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പടിയൂരിൽ യുവജന സംഗമം സംഘടിപ്പിച്ചു പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി ചെരാനല്ലൂർ, കുന്നത്തുനാട്‌, പുളക്കാട്, കുറുമൽക്കൂർ, വടക്കൂർ, എന്നീ തറവാട്ടു പേരുള്ള അഞ്ചു എന്ന പ്രബലരായ നായർ മാടമ്പി-പ്രഭുക്കന്മാരെ ആണ് അഞ്ചിക്കൈമൾമാർ എന്ന് വിളിച്ചിരുന്നത്‌. ഇവരിൽ പ്രധാനി ചെരുകാടുകൈമൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചെരാനല്ലൂർ കർത്താവായിരുന്നു. എറണാകുളവും, അതിന്റെ പരിസരപ്രദേശങ്ങളും ഇവരുടെ വകയായിരുന്നു. ഇവർ കൊച്ചിരാജാവിനോടും സാമൂതിരിയോടും മാറി മാറി കൂറുപുലർത്തി പോന്നിരുന്നു. ഇവരെ കൂടാ‍തെ മറ്റുചില ശക്തന്മാരായ നായർപ്രമാണിമാരും ഉണ്ടായിരുന്നു. എറണാകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാർ, പാലിയത്തച്ചൻ, കോടശ്ശേരികൈമൾ, കൊരട്ടികൈമൾ, ചങ്ങരൻ കോതകൈമൾ, പനമ്പുകാട്ടുകൈമൾ എന്നിവരാണ് അവരിൽ പ്രബലന്മാർ, കൊച്ചിരാജാവിനോട് നാമമാത്രമായ വിധേയത്വമേ ഇവർക്കുണ്ടായിരുന്നുള്ളൂ. ഏറണാകുളത്തെ ചുങ്കം പിരിച്ചിരുന്നത് ചെരാനല്ലൂർ കർത്താവായിരുന്നു. ഏറണാകുളത്തിന്റെ കിഴക്കും വടക്കും ഉള്ള ഭാഗങ്ങൾ ഈ മാടമ്പികളുടെ അധികാരത്തിലായിരുന്നു. ചില അവസരത്തിൽ സാമൂതിരിയോടും മറ്റു ചില അവസരങ്ങളിൽ കൊച്ചി രാജാവിനോടും അവർ കൂറു പുലത്തിയിരുന്നു. ഏതെങ്കിലും വലിയ രാജാവിനോട് നേരിയ വിധേയത്വം ഉണ്ടായിരുന്നുവെങ്കിലും അതത് പ്രദേശങ്ങളിൽ വമ്പിച്ച അധികാരങ്ങളാണ് ഇവർക്ക് ഉണ്ടായിരുന്നത്; സ്വന്തമായി സൈന്യവുമുണ്ടായിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ ആദ്യകാലങ്ങളിൽ നടന്ന യുദ്ധങ്ങളിൽ ഇവരുടെ കൂറ് സാമൂതിരിയോടായിരുന്നു. സാമൂതിരിയുടെ പിന്തുണയുണ്ടായിരുന്നതിനാൽ കൊച്ചിരാജാവിന് ഇവരെ ആക്രമിച്ച് അധികാരം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. 1503-ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ കോട്ടകെട്ടി അധികാരം സ്ഥാപിച്ചു. അതിനു ശേഷം സമീപ പ്രദേശങ്ങളിലെ മാടമ്പിമാരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. പോർച്ചുഗീസുകാരുടെ നിർബന്ധ പ്രകാരമായിരുന്നു സാമൂതിരിയുമായുള്ള കൂറ് ഉപേക്ഷിച്ച് കൊച്ചിയുടെ മേൽക്കോയ്മ സ്വീകരിച്ചത്. എന്നാൽ ഇടയ്ക്കിടെ ഈ കരാർ ലംഘിച്ചിരുന്നു, കേരളീയരാജാക്കന്മാരുടെ പൊതുസ്വഭാവമായി പല സഞ്ചാരികളാലും ഇതു ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട്. ഈ മാടമ്പിമാർക്കിടെ കിടമത്സരങ്ങളും സാധാരണയായിരുന്നു. 1762-ൽ തിരുവിതാംകൂർ-കൊച്ചി ഉടമ്പടിപ്രകാരം കൊച്ചിയിലെ ഇടപ്രഭുക്കൻമാരെ അമർച്ചചെയ്യുന്നതിന് തിരുവിതാംകൂർ രാജാവ് കൊച്ചിരാജാവിനെ സഹായിച്ചു. തൻമൂലം കൊച്ചിരാജാവിന്റെ മന്ത്രിയായിരുന്ന കോയിഅച്ചന് പ്രഭുക്കൻമാരെ ഉൻമൂലനം ചെയ്യാൻ കഴിഞ്ഞു; കൂട്ടത്തിൽ അഞ്ചു കൈമൾമാരെയും. കൈമൾമാരുടെ പിന്നീടുള്ള ചരിത്രം അപ്രധാനമായിത്തീർന്നു. എങ്കിലും അഞ്ചിക്കൈമൾ എന്ന പേര് അവരുടെ സ്മരണയെ നിലനിർത്തുന്നുണ്ട്. 1958 ഏപ്രിൽ 1-ന് എറണാകുളം ജില്ല രൂപംകൊള്ളുന്നതുവരെ എറണാകുളത്തെ ജില്ലാക്കോടതിക്ക് അഞ്ചിക്കൈമൾ ജില്ലാക്കോടതി എന്നായിരുന്നു പേർ. കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഞ്ചിക്കൈമൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:34, 5 ഒക്ടോബർ 2015. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കൊച്ചി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊച്ചി (വിവക്ഷകൾ) എന്ന താൾ കാണുക. കൊച്ചിയുടെ സ്കൈലൈൻ, വൈപ്പിനിൽ നിന്നുള്ള കാഴ്ച്ച. കേരളത്തിലെ ഒരു നഗരമാണ്‌ കൊച്ചി (pronounced [koˈtʃːi ശ്രവിക്കുക കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം. 677381 ജനസംഖ്യ ഉള്ള കൊച്ചി നഗരം, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ‌ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു 6] ഒരു കാലത്ത്‌ ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്നു് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി. 4 കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകൾ പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്. കൊച്ചി രാജ്യത്തിന്റെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. പതിനാലാം ശതാബ്ദം മുതലാണ് 'കൊച്ചാഴി' കൊച്ചിൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. യൂറോപ്പുകാരാണ് ഉച്ചാരണ സൗകര്യത്തിന്‌ അത്‌ കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചത്. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര്‌ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു. ബോൾഗാട്ടിയിലെ കായൽ. ഉദ്ദേശം 1900-ൽ സക്കറിയാസ് ഡിക്രൂസ് എടുത്ത ചിത്രം. സ്രോതസ്സ്: ബ്രിട്ടീഷ് ലൈബ്രറി കൊച്ചിയുടെ നാഴികക്കല്ല്, കരിങ്കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തു നിന്നുള്ള ചിത്രം കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിൽ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന്‌ ഗംഗാ നദിയുടെ മുഖത്തു നിന്നും 1225 മൈൽ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയായിരുന്നു കൊടുങ്ങല്ലൂർ കഴിഞ്ഞാൽ അടുത്ത തുറമുഖം. ക്രിസ്തുവിന്‌ മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ്‌ എന്നതിനു തെളിവുകൾ ഉണ്ട്. എന്നാൽ ആദ്യമായി കൊച്ചിയെ പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ്‌ 15 ആം നൂറ്റാണ്ടിലെ പൂർവ്വാർ‍ദ്ധത്തിലാണ്‌ അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെ പറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുമ്പ് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യ പ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖര സാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്ര രാജ്യപദവിയിലേക്ക് ഉയർന്നു. പെരുമ്പടപ്പ് സ്വരൂപമാണ്‌ കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മ കുലശേഖരന്റെ പുത്രൻ വേണാട്ടു രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം. 13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1341-ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു. 1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ്‌ പറയുന്നത്.[7] കെ.പി. പത്മനാഭ മേനോനും ഇതേ അഭിപ്രായക്കാരനാണ്‌,[8] എന്നാൽ മറ്റു ചിലർ ഇത് വിശ്വസിക്കുന്നില്ല. ഒരേ വർഷം തന്നെ വെള്ളപ്പൊക്കവും കടൽ‌ വയ്പും ഉണ്ടാകുമെന്നത് യുക്തി സഹമല്ല എന്നാണ്‌ കെ. രാമവർമ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാൻ നിവൃത്തിയില്ല എന്നാണ്‌ മറ്റു ചിലർ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തിൽ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസ യോഗ്യമല്ലാത്തതും എന്നാൽ മണൽത്തിട്ടകൾ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നാണ്‌. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിൻ) അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ്‌ സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു 9] ക്രി.വ.1102 കുലശേഖര സാമ്രാജ്യം അധഃപതിക്കുന്നു, കൊച്ചി നാടുവാഴിത്തത്തിൽ നിന്ന് രാജ വാഴ്ചയിലേക്ക്. ക്രി.വ. 1341/1342? കൊടുങ്ങല്ലൂർ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമാകുന്നു. കൊച്ചി തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. ക്രി.വ. 1440 ഇറ്റാലിയൻ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദർശിക്കുന്നു. ക്രി.വ. 1500 പോർത്തുഗീസുകാരനായ അഡ്മിറൽ കബ്രാൾ കൊച്ചിയിലെത്തുന്നു. ക്രി.വ. 1503 പോർട്ടുഗീസുകാർ കൊച്ചി കീഴടക്കുന്നു. ക്രി.വ. 1530 വി. ഫ്രാൻസിസ് സേവ്യർ കൊച്ചിയിലെത്തി സുവിശേഷം അറിയിക്കുന്നു. ക്രി.വ.1663 ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു. ക്രി.വ. 1773 മൈസൂർ സുൽത്താൻ, ഹൈദരാലിയുടെ പടയോട്ടം കൊച്ചി രാജ്യം വരെ എത്തുന്നു. ക്രി.വ. 1814 1814ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം കൊച്ചി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നു. ക്രി.വ. 1947 ഇന്ത്യൻ സ്വാതന്ത്ര്യം, കൊച്ചി ഇന്ത്യൻ യൂണിയനിൽ ചേർന്നു. ക്രി.വ. 1967 കൊച്ചി കോർപ്പറേഷൻ രൂപവത്കരിക്കപ്പെടുന്നു. പോർട്ടുഗീസുകാരുടെ വരവിനു മുൻപുള്ള കേരള ചരിത്രം തന്നെ അവ്യക്തമാണ്‌. എന്നാൽ 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവ വിലാസം, വിടനിദ്രാഭാണം തുടങ്ങിയ കൃതികൾ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ൽ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോർത്തൻ അന്നത്തെ മഹാരാജാവ് വീരരാഘവൻ കൊടുത്ത വീരരാഘവൻ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാര സംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മത സഹിഷ്ണുതയെപ്പറ്റിയും മറ്റും വിവരങ്ങൾ തന്നിട്ടുണ്ട്. പോർട്ടുഗീസുകാരുടെ വരവിനു മുൻപു തന്നെ ചൈനക്കാരും അറബികളും കൊച്ചിയിൽ എത്തിയിരുന്നുവെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവിൽ ചൈനയിൽ നിലനിന്നിരുന്ന മിംഗ്‌ രാജ വംശത്തെ പ്രതിനിധീകരിച്ചാണ്‌ ചൈനീസ്‌ യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ്‌ യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളിൽ ചിലതും ഇതിലേക്കു വിരൽ ചൂണ്ടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടം‌വലികൾ സാമൂതിരിയുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായി കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്ത താവഴി, എളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായി തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ പോർച്ചുഗീസുകാരുടെ വരവ്‌. അതിനു മുൻപ്‌ വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ്‌ പോർച്ചുഗീസുകാർ എത്തിയത്‌. കോഴിക്കോട്‌ സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ്‌ വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക്‌ ഇന്ത്യയിലെ ആദ്യത്തെ വിദേശ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട്‌ മാനുവൽ (മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു. കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക്‌ 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു. 1653ലാണ്‌ ഡച്ച്‌ അധിനിവേശം ആരംഭിക്കുന്നത്‌. പത്തു വർഷം കൊണ്ട്‌ ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട്‌ വില്യംസ്‌ പണികഴിപ്പിക്കുകയും ചെയ്തു. 1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച്‌ ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ്‌ ഭരണാധികാരി സർ റോബർട്ട്‌ ബ്രിസ്റ്റോയുടെ കാലത്താണ്‌ വെല്ലിംഗ്‌ടൺ ഐലൻഡ്‌ നിർമ്മിക്കപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത്‌ 1967-ൽ കൊച്ചി കോർപ്പറേഷൻ നിലവിൽ വന്നു. കൊച്ചി നഗര സഭയിൽ ഉൾപ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 17 എന്നീ രണ്ടു ദേശീയ പാതകൾ സംഗമിക്കുന്നത് കൊച്ചി മധുര ദേശീയപാത ദേശീയപാത 49 കൊച്ചി കുണ്ടന്നൂരിൽ നിന്നും ആരംഭിക്കുന്നു ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാതയാണ് NH 47A. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയ പാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[1 കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽ നിന്നാണ് 47A തുടങ്ങുന്നത്. ദേശീയ പാത 47C, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനെ ദേശീയ പാത 47-മായി ബന്ധിപ്പിക്കുന്നു. കൊച്ചി നഗരത്തിലെ ഒരു പ്രധാന പാത ആണ് മഹാത്മാ ഗാന്ധി റോഡ്‌ MG റോഡ് ‌) ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും കടകളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. സഹോദരൻ അയ്യപ്പൻ റോഡ്, ബാനർജി റോഡ് എന്നിവയാണ് നഗര ഹൃദയത്തിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ. കലൂർ-കടവന്ത്ര റോഡ് മറ്റൊരു പ്രധാന റോഡ് ആണ്. നാലു സംസ്ഥാന പാതകളും നഗരത്തെ ബന്ധിപ്പിക്കുന്നുണ്ട്. പാലമുൾപ്പെടെയുള്ള ഈ റെയിൽ പാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്. കൊച്ചി പട്ടണത്തിനുള്ളിലൂടെയുള്ള കനാൽ (സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം) The കൊച്ചി മറീന ഭാരതത്തിലെ ഏക മറീന ആണ് കേരളത്തിലെ ഏറ്റവും വലിയ Lulu mall കൊച്ചി അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 3,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 6250 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന ടെർമ്മിനലിൻറെ ശേഷി 40 ലക്ഷം ആയി ഉയരും. ചരക്കു ഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾക്കും, ഉപ ദ്വീപുകൾക്കും ജല ഗതാഗതം ആണ് പ്രധാന ആശ്രയം. എറണാകുളത്തെ പ്രധാന ബോട്ട് ജെട്ടിയിൽ നിന്നും വെല്ലിങ്ടൺ ദ്വീപ്‌, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും, ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ കരയിലേക്കും, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ ദ്വീപുകളിലേക്കും ബോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന ജങ്കാർ സേവനവും ലഭ്യമാണ്. വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. പായ്ക്കപ്പലുകൾക്ക് അടുക്കുവാനും, അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങളോടെ ഒരു മറീനയും ബോൾഗാട്ടി ദ്വീപിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാരതത്തിലെ ആദ്യത്തെ മറീന ആണ്. കൊച്ചി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ വടക്ക് ഉള്ള നെടുമ്പാശ്ശേരിയിൽ ആണ് ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺ‌വേ 3400 മീറ്റർ നീളമുള്ളതാണ്‌.[10 അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം 11 ഇതിനു പുറമേ വ്യോമസേനയുടെ കീഴിലുള്ള മറ്റൊരു വിമാനത്താവളവും കൊച്ചിയിലുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രൊ റെയിലിന്റെ നിർമ്മാണം ജൂൺ 2013- ഇൽ ആരംഭിച്ചിട്ടുണ്ടു.മെട്രോ ആലുവയിൽ നിന്ന് പേട്ട (തൃപ്പൂണിത്തുറ) വരെ സർവീസ് നടത്തുന്നു “ സൂര്യ വംശ ജാതനായ ഇവിടത്തെ രാജാവ് ബുദ്ധമത വിശ്വാസിയാണ്‌. ദിവസവും ബുദ്ധമതവിഗ്രഹത്തിനുമുന്നിൽ ദണ്ഡനമസ്കാരം ചെയ്തശേഷമേ രാജകാര്യങ്ങൾ ചെയ്യുകയുള്ളൂ ധനിക-ദരിദ്ര-രാജ-ഉദ്യോഗസ്ഥ-ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും അരക്ക് മേല്പോട്ട് വസ്ത്രം ധരിക്കുകയില്ല വീടുകൾ തെങ്ങോലകൊണ്ട് മേഞ്ഞവയാണ്‌ ” “ ചൈന നിങ്ങൾക്കു കാശുണ്ടാക്കാനുള്ള സ്ഥലമാണെങ്കിൽ കൊച്ചി അത് പൊടിപ്പിക്കാനുള്ളതാണ് ” കൊച്ചി മറൈൻ ഡ്രൈവിലെ ചീനവല പാലം കൊച്ചി നഗരത്തിനു മുകളിൽ വന്ന മഴവില്ല് കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായക സാമ്പത്തിക-തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. പഴഞ്ചൊല്ല് കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.) കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലം കൊച്ചി മറൈൻ ഡ്രൈവിന്റെ വിഹഗ വീക്ഷണം ജൂതന്മാർ 1906- ജൂത വിജ്ഞാനകോശത്തിൽ നിന്ന് പോലിസ് കമ്മീഷണർ എം ആർ അജിത് കുമാർ ആഗ്ര · അഹമ്മദാബാദ് · അലഹബാദ് · അമൃത്‌സർ · അസൻസോൾ · ബെംഗളൂരു · ഭോപ്പാൽ · ചെന്നൈ · കോയമ്പത്തൂർ · ഡെൽഹി · ഫരീദാബാദ് · ഹൈദരാബാദ് · ഇൻഡോർ · ജബൽ‌പൂർ · ജയ്‌പൂർ · ജാംഷഡ്‌പൂർ · കാൺപൂർ · കൊച്ചി · കൊൽക്കത്ത · ലഖ്‌നൗ · ലുധിയാന · മദുരൈ · മീററ്റ് · മുംബൈ · നാഗ്‌പൂർ · നവി മുംബൈ · പട്ന · പൂണെ · രാജ്‌കോട് · സൂരത് · താനെ · വഡോദര · വാരാണസി · വിജയവാഡ · വിശാഖപട്ടണം · ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 16:32, 12 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് – ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Home/News/മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് തലശ്ശേരി ഡിപ്പോയില്‍ നിന്ന് മലബാര്‍ കാന്‍സര്‍ സെന്‍ററിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനമായി. തലശ്ശേരി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എ എന്‍ ഷംസീര്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത കെഎസ്ആര്‍ടിസി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മലബാര്‍ കാന്‍സര്‍ സെന്‍ററിലേക്കുള്ള സര്‍വീസ് ഉള്‍പ്പെടെയുള്ള തീരുമാനം ഉണ്ടായത്. നിലവില്‍ ഡിപ്പോയില്‍ നിന്ന് 64 സര്‍വീസുകള്‍ തലശ്ശേരിയുടെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്നുണ്ട്. ഇത്രയും സര്‍വീസ് നടത്തുന്നതിന് 61 ബസ്സുകള്‍ മാത്രമാണ് നിലവിലുള്ളത്. ഏഴെണ്ണം കട്ടപ്പുറത്തും. പുതുതായി 10 സര്‍വീസുകള്‍ കൂടി വിവിധ റൂട്ടുകളിലേക്ക് നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനാവശ്യമായ ബസ്സുകള്‍ ഡിപ്പോയില്‍ എത്തിക്കും. ഇതിനൊപ്പം തിരുവനന്തപുരത്തേക്കുള്ള സ്‌കാനിയ ബസ്സിന് തലശ്ശേരി ഡിപ്പോയില്‍ സ്റ്റോപ്പ് അനുവദിക്കുന്നതിനും തീരുമാനമായി. തലശ്ശേരി ഡിപ്പോയ്ക്ക് അനുവദിച്ച ലോ-ഫ്‌ളോര്‍ ബസ്സുകള്‍ ഡിപ്പോയിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്. കണ്ണൂര്‍-തലശ്ശേരി-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫിസര്‍ മുഹമ്മദ് സഫറുല്ല, കണ്ണൂര്‍ എടിഒ കെ യൂസഫ്, തലശ്ശേരി എടിഒ കെ പ്രദീപ്, നഗരസഭാ ചെയര്‍മാന്‍ സി കെ രമേശ് പങ്കെടുത്തു. കോമോസ് അഥവാ കോപ്പറേറ്റിവ് മോട്ടോര്‍ സര്‍വീസ്, കൊല്ലം LMS അഥവാ ലീന മോട്ടോർസ് 45 വർഷത്തെ സർവ്വീസ് പാരമ്പര്യം കണ്ടത്ത് ട്രാൻസ്‌പോർട്ട് പാലക്കാട് ചരിത്രം കുറിച്ച ഒരു ബസ് ഓപ്പറേറ്റർ നിർത്തിപ്പോയിട്ടും ആളുകൾ തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന 7 കാർ മോഡലുകൾ 7 Cars We Wish Made A Comeback In India യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് … മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലർട്ട് പിൻവലിച്ചു, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് | മഴ മുന്നറിയിപ്പില്‍ മാറ്റം; ഓറഞ്ച് അലർട്ട് പിൻവലിച്ചു, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് കേരള തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ (rain alert) മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകള്‍ (orange alert) പിൻവലിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് ശക്തമായ മഴ തുടരാൻ കാരണം. നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 മുതൽ നവംബർ 4 വരെ: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 നവംബർ 1 കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഒക്ടോബർ 31 നവംബർ 3 തെക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്' Norovirus തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് 'ഫോൺ പോലുമെടുക്കില്ല ദൈവനാമത്തിലെ സത്യപ്രതിജ്ഞയിലും വീണാ ജോർജിന് പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ വിമ‍ർശനം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്‍റീന്‍; കര്‍ണാടകം നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാധ്യത; 26 ന് യോഗം ചേരും Thaniniram H E A D L I N E S ♦ കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ട; വി ശിവൻകുട്ടി ♦ കര്‍ശന നിരീക്ഷണവുമായി കര്‍ണാടകം, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്‍റീന്‍ ♦ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ യെല്ലോ അലർട്ട് ♦ കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയത് മുഖ്യമന്ത്രിയെ എംഎൽഎ പദത്തിലേക്ക് തരംതാഴ്ത്തിയത് പോലെ; ഗുലാം നബി ആസാദ് ♦ ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെ നിഷ്പ്രഭമാക്കി എടികെ മോഹന്‍ ബഗാന്‍; വിജയം 4-0ന് ♦ നോക്കുകൂലി വിഷയം; പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി അനില്‍ കാന്ത്‌ ♦ അട്ടപ്പാടി ശിശുമരണത്തിൽ ഒന്നാംപ്രതി സംസ്ഥാന സർക്കാർ; കെ സുരേന്ദ്രൻ ♦ COVID 19 രാജ്യത്ത് 24 മണിക്കൂറിനിടയിൽ 8,774 പുതിയ കോവിഡ് കേസുകൾ. 9,481 പേർ കോവിഡ് മുക്തരായി 621 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാധ്യത; 26 ന് യോഗം ചേരും ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. വാക്‌സിന് അംഗീകാരം നൽകുന്നത് ചർച്ച ചെയ്യാനായി ഈ മാസം 26 ന് യോഗം ചേരും. ഡബ്ല്യൂഎച്ച്ഒയുടെ ആവശ്യപ്രകാരം കൊവാക്സിനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പാനലിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ. ലോകാരോഗ്യ സംഘടനയുടെ പാനൽ അടിയന്തര ഉപയോഗാനുമതി പട്ടികയിൽ കൊവാക്സിനെ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആറു പ്രതിരോധ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. ഫൈസർ ബയോ എൻ ടെക്, ജോൺസൺ ആന്റ് ജോൺസൺ, ഓക്സ്ഫോർഡ് അസ്ട്രസെനക വാക്സിൻ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ്, മൊഡേണ ജബ്, സിനോഫാം സിനോവാക് വാക്സിൻ തുടങ്ങിയവയ്ക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്. Previous Post: സാമ്പത്തികലാഭം മുന്നിൽ കണ്ടുള്ള അശാസ്ത്രീയ പദ്ധതികളെ നഖശിഖാന്തം എതിർക്കും; കെ റെയിൽ പദ്ധതിയ്‌ക്കെതിരെ കെ എസ് ശബരിനാഥൻ Next Post: പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും; മുന്നറിയിപ്പ് നൽകി അധികൃതർ അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ നേട്ടവുമായി ഇന്ത്യ; ലോകരാജ്യങ്ങളിൽ മൂന്നാംസ്ഥാനം ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല; സിപിഎം ഏരിയാ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് വിമർശനം വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാനപ്പെട്ട രണ്ട് സെക്യൂരിറ്റി ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്, ഫ്‌ലാഷ് കോളുകള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും നിയന്ത്രണവും നല്‍കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. വാട്‌സാപ്പില്‍ ഇഷ്ടപ്പെടാത്ത മെസ്സേജുകള്‍ ഫ്‌ലാഗ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മെസേജ് ലെവല്‍ റിപ്പോര്‍ട്ടിങ്. ഇങ്ങനെ മെസേജ് ഫ്‌ലാഗ് ചെയ്ത് മറ്റൊരു അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ സാധിക്കും. ആരെങ്കിലും നിങ്ങള്‍ക്ക് അപകീര്‍ത്തികരമോ, അശ്ലീലമോ അല്ലെങ്കില്‍ മോശപ്പെട്ടതോ ആയ മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചു എന്നിരിക്കട്ടെ, അയാളെ നിങ്ങള്‍ക്ക് വളരെ എളുപ്പം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. അയാള്‍ അയച്ച, നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത മെസേജില്‍ ലോങ് പ്രസ് ചെയ്യുക. തുറന്ന് വരുന്ന ഓപ്ഷന്‍ വഴി മെസേജ് ഫ്‌ലാഗ് ചെയ്യാനും അത് വഴി അയാളെ റിപ്പോര്‍ട്ട് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും. ഒരു പുതിയ ഫോണില്‍ വാട്‌സ്ആപ്പ് സജ്ജീകരിക്കുമ്പോഴോ ഹാന്‍ഡ്സെറ്റില്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ആണ് പുതിയ ഫ്‌ലാഷ് കോള്‍ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍ ആകുന്നത്. അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എസ്എംസ് വെരിഫിക്കേഷന് പകരം ഒരു ഓട്ടോമേറ്റഡ് കോളിലൂടെ ഫോണ്‍ നമ്പര്‍ പരിശോധിക്കാനുള്ള ഓപ്ഷന്‍ പുതിയ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. വാട്‌സ്ആപ്പിന് നമ്മുടെ ഫോണിലേക്ക് വിളിക്കാനും സ്വയം നമ്പര്‍ സ്ഥിരീകരിക്കാനും ഉള്ള അനുവാദം പുതിയ ഫീച്ചര്‍ നല്‍കുന്നു. ഇത് എസ്എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും കമ്പനി പറയുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, കോണ്‍ടാക്റ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആരുമായി എന്താണ് പങ്കിടേണ്ടതെന്ന് നിയന്ത്രിക്കുക, ഡിസ്സപ്പിയറിങ്ങ് മെസേജുകള്‍, ടച്ച് ഐഡി അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിച്ച് ആപ്പ് ലോക്ക് ചെയ്യുക തുടങ്ങിയ പല പല സുരക്ഷാ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്നു. വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക; 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി ബംഗളൂരു: വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി കർണാടക. വിദേശത്ത് നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാലും കർണാടകയിൽ പരിശോധന ഉണ്ടാകും. 10 ദിവസം ക്വാറന്റെയ്‌നും നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ വിദേശത്ത് നിന്നെത്തിയവരെ എല്ലാം വീണ്ടും പരിശോധിക്കുമെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്. 10 ദിവസത്തിന്റെ ഇടവേളകളിൽ തുടർ പരിശോധനകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിലാണ് കർണാടക പുതിയ നടപടികൾ ഏർപ്പെടുത്തിയത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി. കേരള അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റെയ്ൻ ആവശ്യമാണ്. പതിനാറാം ദിവസം കോവിഡ് പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കുവെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുന്നു; വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളെക്സ് ബോർഡുകൾ വെക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്ളെക്‌സുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണ്. റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ പാലിക്കുക, അതിൽ പറയുന്ന പൗരന്റെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെപ്പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകളെ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ എത്ര കരുത്തുറ്റതായാലും അത് പരാജയപ്പെടുമെന്നും അംബേദ്കറെ ഉദ്ധരിച്ച് അദ്ദേഹം വിശദമാക്കി. ഭരണഘടനാ പഠനം സിലബസിൽ ഉൾപ്പെടുത്തണം. ഒന്നാം ക്ലാസ് മുതൽ ഭരണഘടനാ പാഠഭാഗത്തിൽ ഉൾപ്പെടുത്തണം. എഴുതപ്പെട്ട എറ്റവും മികച്ച ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനെപ്പറ്റി ആർക്കും വേണ്ട ധാരണയില്ല. ഇന്ത്യൻ ഭരണ ഘടന രൂപീകരിക്കാൻ എത്രത്തോളം പ്രയത്‌നം വേണ്ടിവന്നുവെന്ന് മനസിലാക്കാൻ പുതിയ തലമുറ തയ്യാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ടും ഭരണഘടന ഉണ്ടാകാൻ വളരെ കാലം വേണ്ടി വന്നു. രണ്ടുവർഷത്തോളം നീണ്ട പ്രയാസമേറിയ കാലത്തിലൂടെയാണ് ഭരണഘടന തയ്യാറാക്കിയത്. അതിലെ ഓരോ വകുപ്പുകളെപ്പറ്റിയും അന്ന് ഭരണഘടനാ നിർമാണ സഭയിൽ സംവാദങ്ങളും ചർച്ചകളും നടന്നു. അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ ലോ കോളേജുകളിലും അത് വിഷയമാക്കി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം രാജ്യത്ത് ജുഡീഷ്യൽ ആക്ടിവിസം ഉണ്ടെന്ന വാദങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. ഭരണഘടനാ പ്രകാരം ഒരു കോടതിക്കും അങ്ങനെ അധികാരം പ്രയോഗിക്കാനാകില്ല. അമേരിക്കയിൽ സുപ്രീം കോടതി അധികാരങ്ങൾ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുക. എന്നാൽ ഇന്ത്യയിൽ എല്ലാ അധികാരങ്ങളും അതിർവരമ്പും ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിയമജ്ഞൻ എന്ന നിലയിൽ ചെയ്തതൊക്കെയും ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമാണെന്നും വിധികളെല്ലാം അതിനെ പിൻപറ്റി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ പൊന്നു മാസ്കേ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ 😳👌 എന്റെ പൊന്നു മാസ്കേ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ 😳👌 എന്റെ പൊന്നു മാസ്കേ 😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ കണ്ടു നോക്കൂ ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ 😳👌 മാക്‌സ് വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ ഉപയോഗം തീർന്നാൽ ഇനി മാസ്‌ക് ഒന്നും കളയല്ലേ ഇത് കൊണ്ട് ഒന്നല്ല രണ്ട് തരം ഐഡിയകളാണ് ഉള്ളത്. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് മാസ്‌കു കൊണ്ടുള്ള രണ്ട് കിടിലൻ സൂത്രങ്ങളാണ്. ഉപയോഗശേഷം നമ്മൾ സർജിക്കൽ മാസ്‌കുകൾ നശിപ്പിച്ചു കളയണം എന്നാണ് പറയുന്നത്. ഇവിടെ നമുക്ക് പഴയ മാസ്‌ക് എടുക്കണമെന്നില്ല. അഞ്ച് രൂപയുടെ താഴെ നമുക്ക് ഒരു സർജിക്കൽ മാസ്‌ക് കിട്ടുന്നതാണ്. അതുകൊണ്ട് പുതിയ മാസ്‌ക് എടുക്കുന്നതായിരിക്കും നല്ലത്. ഇന്നത്തെ കാലത്ത് മാസ്കിലാത്ത കാര്യത്തെ പറ്റി ചിന്തിക്കാനേ പറ്റില്ല. മാസ്ക് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാസ്കുകൊണ്ട് വേറെ എന്തൊക്കെ സൂത്രപ്പണികൾ ചെയ്യാം എന്ന ചിന്തയിലാണ് ഇന്ന് പലരും. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് മാസ്കുകൾ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ക്രാഫ്റ്റ് ഐഡിയകളുമായാണ്. വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കിയെടുക്കാവുന്നതാണിത്. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇതു ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ മുഴുവനായും കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഉണ്ടാക്കി നോക്കണം. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ ഉണ്ടെങ്കിൽ താഴെ കമെന്റ് ചെയ്യാതെ പോകരുത്. Video credit: THASLIS DESIGNING കണ്ണു നിറഞ്ഞ ആലിസ് 😢 താലി കെട്ടിപ്പടിച്ച് സജിൻ! 🤣 സീരിയൽ താരം ആലീസ് ക്രിസ്റ്റിയുടെ വിവാഹ വിശേഷങ്ങൾ വീഡിയോ] ശർക്കര ഇതുപോലെ തിളച്ച എണ്ണയിലേക്ക് ഇട്ടാൽ കാണു മാജിക് 😳 ശർക്കര വീട്ടിൽ ഉണ്ടായിട്ടും എനിക്ക് ഇത് തോന്നീലല്ലോ 😋👌 മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. എല്ലാ നല്ല കാര്യങ്ങൾക്കും ആശയവിനിമയ ഉപകരണങ്ങൾ ഇന്നത്തെ ആളുകളുടെ മികച്ച സുഹൃത്തുക്കളാണെന്നതിൽ സംശയമില്ല ഓഫർ ചെയ്യണം. വാസ്തവത്തിൽ, ഈ തരത്തിലുള്ള ആപ്ലിക്കേഷനുകൾക്ക് നന്ദി, ഉപയോക്താക്കൾക്ക് അവരുടെ സ്വപ്നങ്ങൾ നിറവേറ്റാനും അവർക്ക് നൽകാനും സ്വീകരിക്കാനുമുള്ള എല്ലാ പദ്ധതികളിലും മെച്ചപ്പെടുത്താനും കഴിയും. ഉപയോക്താക്കൾക്കിടയിൽ സാധാരണ പ്രവർത്തനം മെച്ചപ്പെടുത്തിയെന്നതിൽ സംശയമില്ല Pinterest ന്റെ സൃഷ്ടി. ഈ ഉപകരണം ഏറ്റവും സൃഷ്ടിപരമായ ഒന്നാണ്, എന്നാൽ എല്ലാറ്റിനുമുപരിയായി, സാധ്യമായ ശ്രമം നടത്തിയാൽ ഭാവിയിൽ അവരുടെ കാര്യങ്ങൾ എങ്ങനെ കാണപ്പെടുമെന്ന് കാണാനുള്ള സാധ്യത ഇത് ആളുകൾക്ക് നൽകി. ആരും രഹസ്യമല്ല ഇൻസ്റ്റാഗ്രാം പേജുകൾ, ടിക് ടോക്ക്, ഫേസ്ബുക്ക് എന്നിവയേക്കാൾ അവർ വാഗ്ദാനം ചെയ്യുന്ന ചലനാത്മകത കാരണം അവ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഒന്നാണ്. എന്നിരുന്നാലും, ഉള്ളടക്ക സ്രഷ്‌ടാക്കളുടെ ചാതുര്യത്തിന് നന്ദി പറഞ്ഞ് അവർ ചെയ്യേണ്ടതെല്ലാം പഠിപ്പിക്കാൻ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് നൽകുന്ന ആനുകൂല്യങ്ങളെ Pinterest അവഗണിച്ചിട്ടില്ല. അത് തിരിച്ചറിയുകയും അറിയുകയും ചെയ്യേണ്ടത് പ്രധാനമാണ് ഏറ്റവും ഉപയോഗപ്രദമായ പേജുകളിൽ ഒന്നാണ് Pinterest ഇപ്പോൾ, ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ളതിനാൽ, ചില ആനുകൂല്യങ്ങൾ നേടാൻ കഴിയും. എന്നിരുന്നാലും, ഇൻറർനെറ്റിൽ നിങ്ങളുടെ നിലവിലുള്ള കഴിവുകൾ കുറച്ചുകൂടെ മെച്ചപ്പെടുത്താൻ നിങ്ങൾ പഠിക്കുന്നത് വളരെ പോസിറ്റീവ് ആണ്. Pinterest- ൽ യഥാർത്ഥ പിന്നുകൾ സൃഷ്ടിക്കുക ആ നെറ്റ്‌വർക്കിൽ നിങ്ങൾ പങ്കിടുന്നതും പ്ലാറ്റ്ഫോമിൽ നിങ്ങളെ അംഗീകരിക്കുന്നതുമായ പ്രസിദ്ധീകരണങ്ങളാണ് Pinterest പിന്നുകൾ. മറ്റ് ആളുകളുമായി കാണാനും കാണിക്കാനും നിങ്ങൾക്ക് ധാരാളം ആശയങ്ങൾ ഉണ്ടെങ്കിൽ, അവ പേജിൽ പങ്കിടുന്നത് ഒരു മികച്ച ആശയമാണ്. വ്യത്യസ്ത ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ അറിയപ്പെടുന്ന ഒരു പേജിൽ നിങ്ങളുടെ ആശയങ്ങൾ നിർമ്മിക്കുന്നത് സാധ്യമാണ്. ഈ കണ്ടുപിടുത്തത്തിന് നന്ദി, ബട്ടണുകൾ തിരിച്ചറിയുന്നതിനുള്ള മാർഗമായി പ്രവർത്തിക്കും മറ്റ് ആളുകൾക്കായി. ഈ സാഹചര്യത്തിൽ, നിങ്ങൾ അവ Pinterest- ൽ സജീവമാക്കുന്നത് മാത്രമേ ആവശ്യമുള്ളൂ, നിങ്ങൾക്ക് ഒറ്റ ക്ലിക്കിലൂടെ ഉള്ളടക്കം അയയ്ക്കാൻ കഴിയും. മറ്റ് പേജുകളിലെ ഉപയോക്താക്കൾക്ക് ഇമേജിലേക്ക് ഒരു ഹ്രസ്വ രൂപം കാണാനാകും, അവിടെ നിന്ന് ഹോം പേജിലെ നിങ്ങളുടെ പ്രൊഫൈലിലേക്ക് റീഡയറക്‌ട് ചെയ്യപ്പെടും. ഇടപെടലുകളുടെ ശ്രദ്ധയിൽപ്പെടാൻ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഒരുമിച്ച് ഒരു ബോർഡ് സൃഷ്ടിക്കുക എന്നതാണ്. ആളുകൾ മറ്റ് ഉപയോക്താക്കളിലൂടെ അവർക്ക് നിങ്ങളെ കണ്ടെത്താൻ കഴിയും അവിടെ നിന്ന് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും കൂടുതലറിയുക. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഘടകങ്ങൾ എഡിറ്റുചെയ്യുക ഓരോ സെഷന്റെയും തുടക്കത്തിൽ‌, നിങ്ങൾ‌ക്കുള്ളത് അല്ലെങ്കിൽ‌ പ്ലാറ്റ്‌ഫോമിൽ‌ കാണാൻ‌ താൽ‌പ്പര്യപ്പെടുന്നതെന്താണെന്ന് കൃത്യമായി കാണുന്നതിന് ഉള്ളടക്ക എഡിറ്റിംഗ് ഉപകരണം Pinterest വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ആ പേജിൽ പ്രവേശിച്ചുകഴിഞ്ഞാൽ ആശയങ്ങൾ ദൃശ്യമാകും. നിങ്ങൾക്ക് എന്തെങ്കിലും മാറ്റണമെങ്കിൽ, നിങ്ങൾക്ക് Pinterest ക്രമീകരണങ്ങളിലേക്ക് പോയി നിങ്ങളുടെ വിവേചനാധികാരത്തിൽ നിർദ്ദേശിച്ച മികച്ച ഓപ്ഷനുകൾ കണ്ടെത്താം. പ്രധാന സമയങ്ങളിൽ നിങ്ങളുടെ ആശയങ്ങൾ സജീവമാക്കുക ഇന്റേണറ്റുകൾ അവ Pinterest- ൽ എല്ലായ്പ്പോഴും സജീവമല്ലഅതിനാൽ, നിങ്ങളുടെ ഉള്ളടക്കം കാണുന്നതിന് മിക്ക ആളുകളുമായി നിങ്ങൾ ഒരു പൊതു സമയം കണ്ടെത്തണം. ഇതിനർത്ഥം നിങ്ങൾ കാണിക്കേണ്ടതെല്ലാം വളരെ അംഗീകൃതമാക്കാം. എന്റെ Pinterest ബിസിനസ്സ് അക്കൗണ്ട് എങ്ങനെ മാനേജുചെയ്യാം? Pinterest- ൽ എനിക്ക് എങ്ങനെ ഒരു ഉൽപ്പന്നം വാങ്ങാനാകും? ഇൻസ്റ്റാഗ്രാമിനായി ഈ മികച്ച പേരുകളിൽ ജനപ്രിയമാകുക സ്ഥിരീകരണ കോഡ് ഇല്ലാതെ ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യുക ഉപയോക്താവിനെ കണ്ടെത്തിയില്ലെന്ന് ഇൻസ്റ്റാഗ്രാം നിങ്ങളോട് പറയുമ്പോൾ സംസ്ഥാന ബജറ്റില്‍ 30 ശതമാനം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നീക്കിവച്ചതിനെത്തുടര്‍ന്നു ഗ്രാമങ്ങളിലും നഗരങ്ങളിലും വികസനത്തിന്റെ പുതിയ വെളിച്ചം പകരുവാന്‍കഴിഞ്ഞു. ലോക രാഷ്ട്രങ്ങളില്‍ പലതും സംസ്ഥാനത്തെ ജനകീയാസൂത്രണ പദ്ധതിയുടെ വിജയത്തെ നേരിട്ടു മനസിലാക്കാനും പഠിക്കാനും കേരളത്തിലെത്തി. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലത്തില്‍ പുതിയൊരു ഉണര്‍വ് ഉണ്ടാകുന്നതിനും ജനങ്ങളില്‍ അധികാര പങ്കാളിത്വത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും ജനകീയാസൂത്രണ പദ്ധതി ഉപകാരപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു പദ്ധതി താല്‍ക്കാലികമായിരിക്കുമെന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആശ്വാസത്തിനു മേല്‍ ആശങ്കയേറ്റിക്കൊണ്ടാണ് 25 വര്‍ഷം വിജയപൂര്‍വം ജനകീയാസൂത്രണ പദ്ധതി മുമ്പോട്ട് പോയത്. പദ്ധതി നിലനിന്നാല്‍ ഉദ്യോഗസ്ഥരുടെ അധികാരഘടനയെ അത് സാരമായി ബാധിക്കുമെന്ന ആശങ്കയായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പദ്ധതി തകര്‍ക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യഥാര്‍ഥ പ്രാദേശിക ഭരണകൂടങ്ങളാകുമ്പോള്‍ അധികാരഘടനയില്‍ ഉണ്ടാകുന്ന മാറ്റമാണ് ഉദ്യോഗസ്ഥരെ അങ്കലാപ്പിലാക്കിയത്. അതിനാല്‍ തന്നെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനക്ഷേമ പദ്ധതികള്‍ക്ക് ഉടക്കുവയ്ക്കാന്‍ പല ഉദ്യോഗസ്ഥരും തുനിഞ്ഞിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ നടക്കുന്ന അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളെയും ജനപങ്കാളിത്വത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളെയും വികസിത രാജ്യങ്ങളിലെ നിരവധി വിദഗ്ധര്‍ സൂക്ഷ്മമായി വിലയിരുത്തി സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം ഏറ്റുവാങ്ങാനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും സമീപകാലത്ത് ജനകീയാസൂത്രണ പദ്ധതികളുടെ നടത്തിപ്പ് മന്ദീഭവിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണ പ്രക്രിയയെ നിശബ്ദമാക്കാന്‍ എതിര്‍ചേരിയില്‍ ആരാണോ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനപ്രതിനിധികള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൂട്ട്അഴിമതി നടത്തിയെന്ന് വ്യാപക പരാതിയായിരുന്നു. ഭരണ നേതൃത്വത്തിലുള്ളവരുടെ ചില പ്രസ്താവനകളില്‍ അള്ളിപ്പിടിച്ചു ഉദ്യോഗസ്ഥ പ്രഭുക്കള്‍ നടത്തിക്കൊണ്ടിരിരുന്ന പ്രവര്‍ത്തനങ്ങള്‍ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെ പിറകോട്ടടുപ്പിച്ചിട്ടുണ്ട്. ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും കാരുണ്യത്തിന്മേല്‍ അവകാശം നേടിയെടുക്കാന്‍ വിധിക്കപ്പെട്ട സാധാരണ ജനം പെട്ടെന്ന് അധികാരം കൈയാളുന്നവരായി മാറിയപ്പോള്‍ നിയമസഭാ സാമാജികര്‍ക്ക് പോലും അത് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പലയിടത്തും ജനകീയ പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയി. നിരവധി പേരെ ഭരണ സമിതികള്‍ തന്നെ ഒഴിവാക്കി. പദ്ധതികളുടെ ഗുണമേന്മയെക്കുറിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. നടത്തിപ്പിലെ സുതാര്യതയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്ന ആക്ഷേപം വരെ ജനകീയാസൂത്രണ പദ്ധതിക്കെതിരേ ഉയര്‍ന്നു. പ്രതീക്ഷകള്‍ സഫലമാകാത്ത ഒരവസ്ഥയിലാണിപ്പോള്‍ ജനകീയാസൂത്രണ പദ്ധതിയുള്ളത്. രജത ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍ തെറ്റുകളും പാളിച്ചകളും മനസിലാക്കി അഴിമതിക്കാരായ ജനപ്രതിനിധികളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകണം. പല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ടാണ് അഴിമതി നടത്തുന്നത്. ഇതിലപ്പുറം എന്തുവേണം അധികാര വികേന്ദ്രീകരണത്തിനായി രൂപം കൊടുത്ത ജനകീയാസൂത്രണ പദ്ധതി തകരാന്‍. ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്. മൂന്നാറിൽ ബ്രിട്ടീഷ് ഭരണ സമയത്ത് ജീവിച്ചിരുന്ന ഇയോബിന്റെയും മക്കളുടെയും കഥ അതിൽ ഭാഗഭാക്കായ ഒരു സഖാവ്, 1976 ൽ അടിയന്തിരാവസ്ഥ കാലത്ത് ഓർമ്മിച്ചെടുക്കുകയാണ്. ഇയോബിന്റെ പുസ്തകം എന്ന് പേരിട്ട കഥയായി സഖാവിന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പി ജെ ആന്റണിയുടെ വീട്ടിലെ സ്ത്രീ ഫഹദ് ഫാസിലും അമൽ നീരദിനൊപ്പം ഇതിന്റെ നിർമ്മാണത്തിൽ പങ്കാളിയാവുന്നു. ഹെബ്രായ ബൈബിളിലെ (പഴയ നിയമം) ഒരു ഭാഗമാണ് ഇയ്യോബിൻറെ പുസ്തകം. നീതിമാന്മാർക്കുപോലും ജീവിതം ക്ലേശകരമായിരിക്കുന്നുവെന്നത്, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ് ഈ കൃതി. പഴയ നിയമത്തിൽ നാല്പത്തിരണ്ട് അദ്ധ്യായങ്ങളിലായാണ് ഇയ്യോബിന്റെ പുസ്തകം വിവരിക്കുന്നത് ഇത് പഴയനിയമത്തിലെ ബൈബിളിലെ ഏറ്റവും ദൈർഘ്യമുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണെന്നും പറയപ്പെടുന്നു. 1900, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. തേയില കൃഷിക്കായി ഹാരിസണ്‍ സായിപ്പ് മൂന്നാറിൽ എത്തുന്നു. കാടു വെട്ടിത്തെളിക്കാൻ പല സ്ഥലങ്ങളിൽ നിന്നും അവർ ആളുകളെ കൊണ്ടുവന്നു. അവരെ പണിയെടുപ്പിക്കാൻ കങ്കാണിമാരും ഉണ്ടായിരുന്നു. കങ്കാണിമാരുടെ എത്ര അടി വാങ്ങിയിട്ടും പണിയെടുക്കാൻ കൂട്ടാക്കാതിരുന്ന ഒരു ചെക്കനെ, അവന്റെ മനസ്ഥൈര്യവും കഴിവും മനസ്സിലാക്കിയ ഹാരിസണ്‍ സായിപ്പ് കങ്കാണിയാക്കി മാറ്റി. അധികം താമസമില്ലാതെ അവൻ സായിപ്പിന്റെ വലം കൈയായി മാറി. സായിപ്പ് അവനെ മാമോദീസ മുക്കി, ഇയോബ് എന്ന് നാമകരണവും ചെയ്തു. വളർന്നു വലുതായപ്പോൾ അന്നമ്മയെ അവൻ വിവാഹം ചെയ്തു. സായിപ്പിന്റെ ഭാര്യ പിണങ്ങി ഇംഗ്ലണ്ടിലേക്ക് പോയ കാലത്താണ് ദുർമന്ത്രവാദിനി എന്ന് മുദ്രകുത്തപ്പെട്ട കഴലി മൂന്നാറിൽ എത്തുന്നത്. സായിപ്പിന് അവളെ ഇഷ്ടപ്പെടുന്നു. ഇയോബിനും അന്നാമ്മക്കും മൂന്നു മക്കൾ ഉണ്ടാകുന്നു. സായിപ്പ് അവർക്ക് ദിമിത്രി, ഐവാൻ, അലോഷി എന്ന് പേരിട്ടു. കഴലിയുമായി അടുത്ത സായിപ്പിന്റെ പണിക്കാരൻ താച്ചോയെ സായിപ്പിന്റെ നിർദ്ദേശപ്രകാരം ഇയോബ് പിന്തുടരുന്നു. അയാൾ കൊക്കയിൽ ചാടി മരിക്കുന്നു. അതിനു ശേഷം കഴലിയുടെ താമസം സായിപ്പിന്റെ ബംഗ്ലാവിലായി. ഇയോബിനും കാര്യസ്ഥൻ ലാസറിനും അതിഷ്ടമാകുന്നില്ലെങ്കിലും സായിപ്പിനെ ഭയന്ന് അവരത് പുറത്ത് കാണിക്കുന്നില്ല. എന്നാൽ അന്നമ്മയും കഴലിയും നല്ല സൗഹൃദത്തിലാകുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് സായിപ്പിന് തേയില കച്ചവടത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്നു. പൂർണ്ണ ഗർഭിണിയായ കഴലിയെ ബംഗ്ലാവിലാക്കി ഹാരിസണ്‍ സായിപ്പ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു. പക്ഷേ യാത്രാമധ്യേ സായിപ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നു.സായിപ്പിന്റെ ശവസംസ്കാരം കഴിഞ്ഞ് തിരികെയെത്തിയ ഇയോബ്, കഴലിയെ ബംഗ്ലാവിൽ നിന്നും പുറത്താക്കുന്നു. അവൾ ഇയോബിനെയും മക്കളെയും ശപിച്ച് അവിടെ നിന്നും ഇറങ്ങി പോകുന്നു. അന്നമ്മക്ക് അതിൽ വിഷമം തോന്നുന്നുവെങ്കിലും ഇയോബ് അത് കാര്യമാക്കുന്നില്ല. ഇയോബറിയാതെ അന്നമ്മയും കഴലിയും തങ്ങളുടെ സൗഹൃദം തുടർന്നു. ഇയോബിന്റെ ഇളയ മകൻ അലോഷിയും കഴലിയുടെ മകൾ മാർത്തയും കുട്ടിക്കാലത്ത് തന്നെ നല്ല സുഹൃത്തുക്കളാകുന്നു. പെണ്മക്കളില്ലാതിരുന്ന അന്നമ്മ വീടു പണിക്കു നിന്നിരുന്ന പെണ്‍കുട്ടിയെ സ്വന്തം മകളായി വളർത്തി. ആയിടക്ക് മൂന്നാറിൽ പടർന്നു പിടിച്ച മലമ്പനി അന്നമ്മയുടെ ജീവനെടുത്തു. അത് ഇയോബിനെയും അലോഷിയേയും വല്ലാതെ പിടിച്ചുലച്ചു. ഇയോബ് താൻ പഠിച്ച ജീവിതം മക്കളെ പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അലോഷി ആ വഴിയിൽ നടക്കുവാൻ കൂട്ടാക്കിയില്ല. മാർത്തയല്ലാതെ അലോഷിക്കുണ്ടായിരുന്ന മറ്റൊരു കൂട്ട് ചെമ്പനായിരുന്നു. വസൂരി പിടിച്ച ചെമ്പന്റെ മാതാപിതാക്കളെ ഇയോബ് കുടിലിലിട്ട് തീ വച്ച് കൊലപ്പെടുത്തുന്നു. അന്നമ്മ മകളെ പോലെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ ദിമിത്രിയും ഐവാനും ചേർന്നു കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നു. അത് കാണുന്ന അലോഷി ആ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്നു. ആ ഓട്ടം അവസാനിച്ചത് കൊച്ചിയിലായിരുന്നു. അവിടെ ചെറു ജോലികൾ ചെയ്തു കഴിയുന്നതിനിടയിൽ അലോഷി, ഇന്ത്യൻ ബ്രിട്ടീഷ് നേവിയിൽ ചേരുന്നു. രണ്ടാം ലോക മഹയുദ്ധത്തോടെ ബ്രിട്ടീഷുകാർ മൂന്നാർ വിട്ടു പോയി തുടങ്ങി, ആ അവസരം മുതലാക്കി ഇയോബിനെ പോലെയുള്ളവർ നാടൻ സായിപ്പുമാരായി സ്ഥലങ്ങളും അധികാരങ്ങളും പിടിച്ചെടുത്തു തുടങ്ങി. തന്റെ അധീനതയിലുള്ള കാട്ടിൽ നിന്നും സർക്കാരിന്റെ അനുമതിയോടെ തടി മുറിക്കാൻ വരുന്ന മുത്തു റാവുത്തറുടെ മകനെ ഇയോബിന്റെ നിർദ്ദേശ പ്രകാരം ഐവാൻ പിടികൂടുന്നു. അയാളെ മോചിപ്പിക്കാൻ അയാളുടെ ജ്യേഷ്ഠൻ അംഗൂർ റാവുത്തർ എത്തുന്നു. പല രീതിയിൽ ശ്രമിച്ചിട്ടും ഇയോബ് വഴങ്ങുന്നില്ല എന്ന് കാണുമ്പോൾ അംഗൂർ റാവുത്തർ പിൻവാങ്ങുന്നു. ഇയോബിന്റെ സ്ഥലത്ത് കുടിയേറുന്ന ആളുകളെ ഐവാനും ദിമിത്രിയും ചേർന്ന് ഒഴിപ്പിക്കുന്നു. അവരെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും ഒരു കൂട്ടം സഖാക്കൾ അവരെ രക്ഷിക്കുന്നു. നേവിയിൽ ഒരു കൂട്ടം പട്ടാളക്കാർ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ കലാപം നടത്തുന്നു. അതിൽ പങ്കെടുക്കുന്ന അലോഷിയെ നേവിയിൽ നിന്നും പുറത്താക്കുന്നു. അലോഷി തന്റെ സുഹൃത്ത് പി ജെ ആന്റണിക്കൊപ്പം കൊച്ചിയിലെത്തുന്നു. തിരികെ മൂന്നാറിലെത്തി മാർത്തയെ കാണുവാൻ തീരുമാനിക്കുന്ന അലോഷി, അങ്ങോട്ട് പുറപ്പെടുന്നു. അലോഷിയുടെ തിരിച്ചു വരവ് ഐവാനും ദിമിത്രിക്കും ഇഷ്ടപ്പെടുന്നില്ല. അലോഷി മാർത്തയെയും ചെമ്പനെയും കാണുന്നു. കഴലിയെ പോലെ തന്നെ മാർത്തയെയും ഒരു ദുർമന്ത്രവാദിനിയായാണ് നാട്ടുകാർ കാണുന്നതെന്ന് അലോഷി മനസ്സിലാക്കുന്നു. ഇയോബിനെ കൊല്ലാൻ അംഗൂർ റാവുത്തർ പണവുമായി സഖാക്കളെ സമീപിക്കുന്നുവെങ്കിലും അവരത് നിരസിക്കുന്നു. ബംഗ്ലാവിലെത്തുന്ന കഴലിയെ ഐവാൻ ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുന്നുവെങ്കിലും അലോഷി അയാളെ തടയുന്നു. മാർത്ത കഴലിയെ കൂട്ടിക്കൊണ്ട് പോകുന്നുവെങ്കിലും അവർ അടുത്ത ദിവസം മരണപ്പെടുന്നു. കഴലിയുടെ ശവം മറവു ചെയ്യാൻ മാർത്തയെ അലോഷി സഹായിക്കുന്നു. നാടുവിടാനൊരുങ്ങുന്ന അവളെ അവൻ തടയുന്നു. അംഗൂർ റാവുത്തർ ഐവാനെയും ദിമിത്രിയെയും തന്റെ കൂടെ കൂട്ടാൻ ശ്രമം തുടങ്ങുന്നു. ചെമ്പനെയും ഭാര്യ ചീരുവിനെയും ഐവാനും കൂട്ടരും ഉപദ്രവിക്കുന്നത് കാണുന്ന അലോഷി അവരെ രക്ഷിക്കുന്നു. അവർ നാട് വിട്ട് കാടു കയറുന്നു. മൂന്നാറിൽ കഞ്ചാവ് കൃഷി നടത്താൻ സഹായിക്കണമെന്ന ആവശ്യവുമായി ചാക്കോ മുതലാളി ഇയോബിനെ വന്നു കാണുന്നു. എന്നാൽ അയാളതിനു വിസമ്മതിക്കുന്നു. അലോഷിയും മാർത്തയും നാട്ടിലിറങ്ങുന്ന കാട്ടാനയുടെ മുന്നിൽ അകപ്പെടുന്നു. ആനയെ വെടിവച്ച് വീഴ്ത്തുവാൻ വരുന്ന ഇയോബ്, അലോഷിയേയും മാർത്തയെയും ഒരുമിച്ചു കാണുന്നു. അലോഷിയെ നേവിയിൽ നിന്നും പുറത്താക്കിയ വിവരം അറിയുന്ന ഇയോബ്, അലോഷിയെ വീട്ടിൽ നിന്നും പുറത്താക്കുന്നു. അലോഷിയെ കൊല്ലാൻ ഐവാനും ദിമിത്രിയും തീരുമാനിക്കുന്നു. മാർത്തയോട് യാത്ര പറഞ്ഞു കൊച്ചിക്ക്‌ പോകുന്ന അലോഷിയെ ഐവാന്റെ ആളുകൾ ആക്രമിക്കുന്നു. ദിമിത്രിയുടെ കുത്തേറ്റ് വീഴുന്ന അലോഷിയെ ഐവാൻ കൊക്കയിലേക്ക് തള്ളുന്നു. ഇയോബ് തന്റെ സ്വത്ത് രണ്ടായി ഭാഗം വയ്ക്കുന്നു. കൊക്കയിലേക്ക് വീണ അലോഷിയെ, ചാക്കോ മുതലാളിയുടെ കഞ്ചാവ് തോട്ടത്തിൽ പണിയെടുത്തിരുന്ന ചെമ്പനും കൂട്ടരും കണ്ടെത്തുന്നു. അവിടെ ആരോഗ്യം വീണ്ടെടുക്കുന്ന അലോഷിയെ കൊല്ലുവാൻ ദിമിത്രിയുടെ സഹായി ആമോസ് വരുന്നുവെങ്കിലും അലോഷിയും ചെമ്പനും കൂടി അയാളെ കൊല്ലുന്നു. അലോഷി ചാക്കോ മുതലാളിയുമായി സഖ്യത്തിലാകുന്നു. അയാൾ അലോഷിക്കും കൂട്ടർക്കും ആയുധങ്ങൾ നൽകുന്നു, പകരം ചാക്കോക്കു വേണ്ടി കഞ്ചാവ് കൃഷി അവർ ആരംഭിക്കുന്നു. കാട്ടിനുള്ളിൽ അലോഷി ശക്തനാകുമ്പോൾ, ഇയോബിനു പ്രായം ചെല്ലുന്നതോടെ ആ സ്ഥാനം ഐവാൻ സ്വയം ഏറ്റെടുക്കുന്നു. അവൻ അംഗൂർ റാവുത്തറുമായി ചേർന്ന് കച്ചവടം തുടങ്ങുന്നു. നാട്ടിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ ഗണപതി അയ്യരെ സർക്കാർ നിയോഗിക്കുന്നു. റാവുത്തരുടെ സുഹൃത്ത് കൂടെയായിരുന്ന അയ്യരെ ഉപയോഗിച്ച്, അവർ തങ്ങൾക്കെതിരായി നിന്നവരെ എല്ലാം ഒതുക്കി. സഖാക്കൾ അലോഷിയെ അഭയം പ്രഖ്യാപിച്ചു. ദിമിത്രിയും കൂട്ടരും മാർത്തയെ കൊല്ലാൻ ശ്രമിക്കുന്ന അവസരത്തിൽ അവിടെയെത്തുന്ന അലോഷി അവളെ രക്ഷിക്കുന്നു. അത് അലോഷിയുടെ പ്രേതമാണെന്ന് ദിമിത്രി വിശ്വസിക്കുന്നു. അലോഷിയെ അന്വേഷിച്ച് കാടു കയറുന്ന ഐവാനെയും കൂട്ടരെയും അലോഷിയും ചെമ്പനും ചേർന്നു നേരിടുന്നു. ഐവാൻ രക്ഷപ്പെടുന്നുവെങ്കിലും അയാളുടെ കൂട്ടാളികൾ കൊല്ലപ്പെടുന്നു. ദിമിത്രിയുടെ ഭാര്യ റാഹേൽ അയാളെ തലക്കടിച്ച് കൊലപ്പെടുത്തുന്നു. ദിമിത്രിയുടെ മരണത്തോടെ അടുത്തത് താനായിരിക്കും എന്ന് മനസ്സിലാക്കുന്ന ഇയോബ്, തന്റെ സ്വത്ത് സംബന്ധിക്കുന്ന രേഖകളുമായി ബംഗ്ലാവിൽ നിന്നും പോകുന്നു. ഐവാൻ ഇയോബിനെ പിന്തുടരുന്നുവെങ്കിലും അലോഷി ഇയോബിനെ രക്ഷിച്ച് തന്റെ താവളത്തിലേക്ക് കൊണ്ടു പോകുന്നു. റഫീക്ക് അഹമ്മദ് നേഹ എസ് നായർ നേഹ എസ് നായർ, ഹരിചരൺ റഫീക്ക് അഹമ്മദ് നേഹ എസ് നായർ രശ്മി സതീഷ് റഫീക്ക് അഹമ്മദ് നേഹ എസ് നായർ അനിൽ രാം വിനായക് ശശികുമാർ നേഹ എസ് നായർ, യക്സാൻ ഗാരി പരേര ഉഷാ ഉതുപ്പ് വിനായക് ശശികുമാർ യക്സാൻ ഗാരി പരേര, നേഹ എസ് നായർ നേഹ എസ് നായർ വിനായക് ശശികുമാർ നേഹ എസ് നായർ, യക്സാൻ ഗാരി പരേര നേഹ എസ് നായർ യക്സാൻ ഗാരി പരേര, നേഹ എസ് നായർ യക്സാൻ ഗാരി പരേര, നേഹ എസ് നായർ യക്സാൻ ഗാരി പരേര, നേഹ എസ് നായർ നേഹ എസ് നായർ വിനായക് ശശികുമാർ യക്സാൻ ഗാരി പരേര നേഹ എസ് നായർ കൂടുതൽ അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും ചേർത്തു പ്രകൃതി എല്ലാം തന്ന് അനുഗ്രഹിച്ച ഒരു സംസ്ഥാനമായിരുന്നു കേരളം. കേരളത്തിന് പുറത്തുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിച്ച ഒരു ഘടകം കേരളത്തിൻറെ ഹരിതാഭയാണ്. അതിന് കാരണം കേരളത്തിൽ ലഭിക്കുന്ന കൃത്യമായ മഴ തന്നെയായിരുന്നു. എന്നാൽ ഇന്ന് മറ്റുചില സംസ്ഥാനങ്ങളെ പോലെ വരൾച്ചയുടെയും വെള്ളപ്പൊക്കത്തെയും കെടുതികൾ അനുഭവിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യാൻ ഇനി ഒരുപക്ഷേ നമുക്ക് ആകില്ല. റെയിൻ വാട്ടർ ഹാർവെസ്റ്റിംഗിനെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. ഒരു പരിധിവരെ വരൾച്ചയ്ക്ക് അതൊരു പരിഹാരമാണ്. നിലവിൽ കേരളത്തിലെ കർഷകർ പിന്തുടരുന്ന ജലസേചന രീതി ചെടികൾക്ക് ഹിതകരമല്ലാത്ത രീതിയിൽ കൂടുതൽ വെള്ളം ഒരു സമയത്ത് നൽകുന്നതാണ്. കൂടുതൽ വെള്ളം ഒരു സമയത്ത് നൽകുന്നതിനു പകരം വളരെ കുറച്ച് ജലം ദീർഘനേരം നൽകുന്ന ഒരു രീതിയാണ് കൂടുതൽ അഭികാമ്യം. ജലനഷ്ടം വലിയ തോതിൽ ഇതിനാൽ കുറയ്ക്കാനാകും. ജലദൗർലഭ്യം ഒരു വെല്ലുവിളിയായ നമ്മുടെ സംസ്ഥാനത്തിൽ ഇത്തരത്തിലുള്ള ജലസേചന രീതി സ്വീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തിൻറെ പ്രാധാന്യം. കൃഷിയിടത്തിൽ ഈ രീതി പിന്തുടരാൻ ചിലവ് കൂടുതലാണ്. അതുകൊണ്ട് സർക്കാരിൻറെ സബ്സിഡി ഉപയോഗിച്ച് ചെയ്യുകയാണ് നല്ലത്. 50 ശതമാനം മുതൽ 70 ശതമാനം വരെ സർക്കാർ ധനസഹായം ഈ പദ്ധതിക്ക് നൽകുന്നുണ്ട്. സംരക്ഷിത കൃഷിക്കാണെങ്കിൽ 100% സബ്സിഡി ലഭിക്കും. പക്ഷേ ഇത് കൃഷിയിടത്തിൽ സർക്കാർ ആനുകൂല്യം കൊണ്ട് സംരക്ഷിത കൃഷി നടത്തുന്നവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. കൃഷിയിടത്തിൽ ഇപ്രകാരം ജലസേചനം നടത്തുമ്പോൾ വളരെയധികം ജലം അനാവശ്യമായി നഷ്ടപ്പെടുന്നത് തടയാൻ കഴിയും. ജലസ്രോതസ്സിൽനിന്നും ചെറിയ പ്രഷർ കൊടുത്തു ജലകണികകളാക്കിയാണ് ചെടിയുടെ കടഭാഗത്ത് എത്തിക്കുന്നത്. കൊടുക്കേണ്ട വളം വാട്ടർടാങ്കിൽ കലക്കി വെള്ളത്തിൽ കൂടെ ചെടികളുടെ വേരിനടുത്തേക്ക് എത്തിക്കാം. കളനശീകരണം ഈ രീതിയിൽ എളുപ്പമാണ്. മാത്രമല്ല നിരപ്പല്ലാത്ത ഭൂമിയിലും ഇത് പ്രവർത്തിക്കും. ഒരു ഏക്കറിന് ഒരു ലക്ഷത്തിൽ കൂടുതൽ ചിലവ് വരും. അതായത് മുപ്പതിനായിരം രൂപ മാത്രമേ ഉപഭോക്താവ് വഹിക്കേണ്ടതൂള്ളൂ . സബ്സിഡി ലഭിക്കാൻ ഒരു ഏക്കർ കൃഷിഭൂമി വേണമെന്ന് നിർബന്ധമുണ്ട്. കൂടാതെ കുഴൽ കിണറും ആവശ്യമാണ്. ആവശ്യമുള്ള രേഖകളുമായി അപേക്ഷ ഹോട്ടികൾച്ചർ ഓഫീസിലാണ് സമർപ്പിക്കേണ്ടത്. ജില്ലാ ആസ്ഥാനങ്ങളിൽ ഹെഡ്ഓഫീസുകൾ ഉണ്ടാകും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതി പച്ചക്കറി കൃഷിക്കും പൂകൃഷിക്കും ബാധകമാണ്. പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നല്‍കിയേക്കും 'നിയമ സഭ തെരഞ്ഞെടുപ്പില്‍ 30-40 സീറ്റ് നേടിയാല്‍ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന' ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ സസ്പെൻഷൻ പിൻവലിക്കില്ല, സഭയിൽ മോശമായി പെരുമാറിയവർ പഠിപ്പിക്കാൻ വരണ്ടെന്നും വെങ്കയ്യ നായിഡു; നടപടി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം പശുവിനെ വിവാഹം കഴിച്ച് സ്ത്രീ; തന്റെ ഭർത്താവിന്റെ പുനർജന്മം എന്ന് അവകാശവാദം മോഫിയയുടെ മരണം; പ്രതികളുടെ കസ്റ്റഡി അപേക്ഷ മാറ്റി വെച്ചു; ഭർതൃ മാതാവിന്റെ മെഡിക്കൽ രേഖകൾ പരിശോധിക്കാനാണ് മാറ്റിയത് കിണറ്റിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദം, പക്ഷെ വെള്ളത്തിന് ചലനമില്ല; ആശങ്കയോടെ നാട്ടുകാർ ഒമിക്രോണ്‍; ഭീതി വേണ്ട, ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും ബൈഡൻ ഒമിക്രോണ്‍ വകഭേദം: മൂന്നാം തരംഗമായി മാറാനുള്ള സാധ്യത കൂടുതൽ; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശബരിമല തീർത്ഥാടനം; വരുമാനം 14 കോടിയായി ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി കിണറ്റിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന ശബ്ദം, പക്ഷെ വെള്ളത്തിന് ചലനമില്ല; ആശങ്കയോടെ നാട്ടുകാർ ഒമിക്രോണ്‍; ഭീതി വേണ്ട, ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും ബൈഡൻ ഒമിക്രോണ്‍ വകഭേദം: മൂന്നാം തരംഗമായി മാറാനുള്ള സാധ്യത കൂടുതൽ; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശബരിമല തീർത്ഥാടനം; വരുമാനം 14 കോടിയായി ഉയർന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം നാലു പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി നാടണയുന്ന ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് കെ.പി മൂസക്ക് ജില്ലാ കെഎംസിസി ദുബൈ ക്രീക്കിലെ ഉല്ലാസ നൗകയില്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡണ്ട് ഇസ്മായില്‍ ഏറാമല കെഎംസിസിയുടെ സ്‌നേഹോപഹാരം കൈമാറുന്നു ദുബൈ: 1982ല്‍ യുഎഇയില്‍ കാലു കുത്തിയ കൊയിലാണ്ടി തിക്കോടിയിലെ കെ.പി മൂസ നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു. ബോംബെ വഴി ഷാര്‍ജയില്‍ വന്നിറങ്ങിയ ആദ്യ യാത്ര ഒരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുകള്‍ പേറിയുള്ളതായിരുന്നു. പ്രത്യേകിച്ച്, ഒരു ജോലി പരിജ്ഞാനവും കയ്യിലില്ലാതെ ആത്മവിശ്വാസത്തിന്റെ കരുത്തിലും എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയുമായാണ് മൂസ മരുഭൂമിയില്‍ എത്തിയത്. കാര്യങ്ങളൊന്നും വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ലെങ്കിലും കഠിന പ്രയത്‌നത്തിലൂടെ ഓരോ ഘട്ടവും കടന്ന് വിജയത്തന്റെയും ആത്മ സംതൃപ്തിയുടെയും വഴിയിലൂടെ നടക്കാന്‍ മൂസക്ക് സാധിച്ചു. റെസ്റ്റോറന്റിലും സൂപര്‍ മാര്‍ക്കറ്റിലും അറബിയുടെ വീട്ടിലുമായി 25 വര്‍ഷം ക്ഷമയോടെ ജോലി ചെയ്ത് പോന്നപ്പോള്‍, ഒടുവില്‍ ദുബൈ മുനിസിപ്പാലിറ്റിയില്‍ ഓഫീസ് ബോയ് ആയി ജോലി ലഭിച്ചു. അല്‍ത്വവാറിലെ ഒരു സൂപര്‍ മാര്‍ക്കറ്റിലെ ജോലിക്കിടയില്‍ പരിചയപ്പെട്ട അറബിയുടെ സഹായത്തോടെയാണ് ഈ ജോലി ലഭിച്ചത്. അവിടെ 15 വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ പ്രവാസത്തിന് വിരാമമിടുന്നത്. തന്നിലേല്‍പ്പിക്കുന്ന ഏത് ജോലിയും കൃത്യതയോടെ സമയ ബന്ധിതമായി ചെയ്യാന്‍ സാധിച്ചതിന്റെ പല അംഗീകാരങ്ങളും കെ.പി മൂസയെ തേടി വന്നിട്ടുണ്ട്. ജോലി ചെയ്യുന്ന ഓഫീസ് പരിസരത്ത് ഒരു മാവിന്‍ തൈ നട്ട് പിടിപ്പിച്ച് അതിന് വെള്ളവും വളവും മുടങ്ങാതെ നല്‍കി പരിപാലിച്ചു പോന്ന മൂസ അതില്‍ കായ്ച്ച മാങ്ങകള്‍ കണ്‍കുളിര്‍ക്കെ കണ്ടു കൊണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. ജോലി സമയം കഴിഞ്ഞാല്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകുന്ന മൂസ കെഎംസിസിയുടെ നിരവധി ഘടകങ്ങളില്‍ പല വിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ നേതൃപരമായ ചുമതലകള്‍ നിര്‍വഹിച്ച കെ.പി മൂസ മറ്റ് വിവിധ പ്രാദേശിക കൂട്ടായ്മകളുടെയും സാരഥിയാണ്. ഷഫീക്കത്ത് (ഭാര്യ ഷംന, തഹദീര്‍, ഷജീഹ എന്നീ മക്കളും ഈ വര്‍ഷത്തെ ദുബൈ ഗ്‌ളോബല്‍ വില്ലേജ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവ് അഫ്‌സല്‍ ശ്യാം, റമീസ് (ആന്‍ഡമാന്‍) മരുമക്കളുമായ കുടുംബത്തിന്റെ സന്തോഷമായി ഇനി കെ.പി മൂസ നാട്ടിലുണ്ടാകും. കെ.പി മൂസ ജോലി ചെയ്യുന്ന ഓഫീസ് പരിസരത്ത് നട്ടുവളര്‍ത്തിയ മാവ് Previous articleലൂത്ത ഗ്രൂപ് ആരോഗ്യ പരിചരണ മേഖലയിലേക്ക് Next articleഔട്ട്പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി ബെക്‌സ് കൃഷ്ണന്‍ ജീവ രക്ത ഐക്യ ദാർഢ്യം അമൂല്യം: അൻവർ അലി ദേശീയദിനാഘോഷ റാലിയിൽ ദുബൈ പോലീസിനൊപ്പം കെ എം സി സി യും പങ്കാളിയായി 16,367 കൈമുദ്രകള്‍; വീണ്ടും ഗിന്നസ് തിളക്കത്തില്‍ പെയ്‌സ് എജുകേഷന്‍ ഗ്രൂപ് ആവേശക്കാഴ്ചയുമായി ദുബായ് മറീനയില്‍ ദേശീയ ദിനാഘോഷം യുഎഇയുടെ വളര്‍ച്ചയില്‍ മലയാളി സമൂഹത്തിന്റെ പിന്തുണ അവിസ്മരണീയം: ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖാദിം യുഎഇ ദേശീയ ദിനം: ദശദിനാഘോഷ പരിപാടികളുമായി അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; ദുബൈ കെഎംസിസി ഫ്‌ളൈറ്റില്‍ പോകാനുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുമായി യുഎഇ കെഎംസിസി; അനുമതി തേടി അപേക്ഷ നല്‍കി തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തില്‍ ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സൈഫുദ്ദീനും കുടുംബവും ബെംഗളൂരു സംസ്ഥാനത്ത് അനിയന്ത്രിതമായ രീതിയിൽ കോവിഡ് വ്യാപനം നടക്കുമെന്ന ഭീതിയെ തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സമ്പൂർണ്ണ യാത്രാ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും റോഡ്, ട്രെയിൻ, വിമാനം എന്നിവ വഴിയുള്ള സംസ്ഥാനത്തേക്കുള്ള എല്ലാ യാത്രയും വിലക്കിയിട്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രിസഭ യോഗത്തിനു ശേഷം സംസ്ഥാന നിയമ മന്ത്രി ജെ സി മധു സ്വാമി അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത ഏറുന്നതും, ക്വാറൻ്റെയിൻ സൗകര്യം അടക്കമുള്ളവ ഏർപ്പെടുത്തുന്നതിലും പ്രയാസമുണ്ട്. നിയമമന്ത്രി ജെ സി മധു കൂട്ടി ചേര്‍ത്തു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനങ്ങൾ, ട്രെയിനുകൾ എന്നിവക്കു പുറമേ മറ്റെല്ലാ വാഹനങ്ങൾക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ തിരിച്ചു വന്നു തുടങ്ങിയതോടെയാണ് കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായത് എന്നാണ് സംസ്ഥാന സർക്കാറിൻ്റെ നിരീക്ഷണം. നേരത്തെ മൂന്നാം ഘട്ട ലോക് ഡൗണിന് ശേഷം നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കവെ കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് ഇതിൽ നിന്നും കേരളത്തിനെ ഒഴിവാക്കുകയായിരുന്നു. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ വാക്സിൻ ആർക്കും നിർബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കേരളത്തിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ… വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. 1966ല്‍ പ്രസിദ്ധീകരിച്ച The Three Trapped Tigers എന്ന നോവലാണ് ഇന്‍ഫന്‍തെയെ ലോകപ്രശസ്തനാക്കിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഹാസ്യവും നിറഞ്ഞ ഈ കൃതി ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നു. ക്യൂബയുടെ വീരപുരുഷനും മഹാകവിയും സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലനുമായ ഹോസെ മര്‍ത്തീയുടെ (Jose Marti) വരികളാണിവ. തന്റെ രാഷ്ട്രത്തെ അടക്കിഭരിച്ചിരുന്ന ഏകാധിപതികളോടും വന്‍ ഭൂവുടമകളോടും സാമ്രാജ്യത്തകുത്തകകളോടുമുള്ള എതിര്‍പ്പും അമര്‍ഷവുമാണ് ആ വരികളില്‍ നിറയുന്നത്. ക്യൂബയിലെ ലോകപ്രശസ്ത എഴുത്തുകാരനായ ഗീയെര്‍മോ കാവ്രെരാ ഇന്‍ഫാന്‍തെയും (Guillermo Cabrera Infante) ഈ വരികള്‍ പാടിയേനെ. പക്ഷേ, മറ്റൊരര്‍ത്ഥത്തില്‍, ക്യൂബയെ അടക്കി ഭരിക്കുന്നുവെന്ന് അദ്ദേഹം കരുതുന്ന ഫിദേല്‍ കാസ്‌ട്രോയോടുള്ള എതിര്‍പ്പിന്റെ രൂപത്തിലായിരിക്കുമെന്നു മാത്രം. 1929ല്‍ ക്യൂബയിലെ ഒരു ചെറുപട്ടണത്തിലാണ് ഇന്‍ഫാന്‍തെ ജനിച്ചത്. ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളായ മാതാപിതാക്കളോടൊപ്പം 1941ല്‍ അദ്ദേഹം തലസ്ഥാനമായ ഹവാനയിലേക്ക് കുടിയേറി. 1950ല്‍ വൈദ്യശാസ്ത്രപOനം ഉപേക്ഷിച്ച് അദ്ദേഹം എഴുത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. സിനിമാ നിരൂപണങ്ങളെഴുതിക്കൊണ്ടായിരുന്നു തുടക്കം. ബറ്റ്ഷീസ്ത്തയുടെ (Fulgencio Batista) ഏകാധിപത്യഭരണമായിരുന്നു ക്യൂബയില്‍ അക്കാലത്ത്. 1952ല്‍, ഇംഗ്ലീഷ് ഭാഷയിലുള്ള അശ്ലീലപദങ്ങള്‍ നിറഞ്ഞ ഒരു കഥയെഴുതിയതിന്റെ പേരില്‍ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ജയില്‍വിമോചിതനായതിനുശേഷം, ഒളിവിലിരുന്നുകൊണ്ട് അദ്ദേഹം ബറ്റ്ഷീസ്ത്താ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1958ല്‍ ബറ്റ്ഷീസ്ത്ത സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം റെവലൂസ്യോണ്‍ പത്രത്തിന്റെ സാഹിത്യ സപ്ലിമെന്റിന്റെ പത്രാധിപരായി ഇന്‍ഫാന്‍തെ അവരോധിതനായി. 1961ല്‍ ഫിദേല്‍ കാസ്‌ട്രോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളാകാന്‍ തുടങ്ങി. റെവലൂസ്യോണ്‍ പത്രത്തിന്റെ സാഹിത്യ സപ്ലിമെന്റ് നിര്‍ത്തലാക്കപ്പെട്ടു. 1962ല്‍ ബെല്‍ജിയത്തിലെ ക്യൂബന്‍ സാംസ്‌കാരിക അറ്റാഷെയായി ഇന്‍ഫാന്‍തെ നിയോഗിതനായി. ഇക്കാലത്ത് അദ്ദേഹം കാസ്‌ട്രോയുടെ കടുത്ത വിമര്‍ശകനായിത്തീരുകയും 1965ല്‍ അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം എന്നെന്നേക്കുമായി ക്യൂബ വിടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ലണ്ടനില്‍ താമസമാക്കി. 1966ല്‍ പ്രസിദ്ധീകരിച്ച The Three Trapped Tigers എന്ന നോവലാണ് ഇന്‍ഫന്‍തെയെ ലോകപ്രശസ്തനാക്കിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഹാസ്യവും നിറഞ്ഞ ഈ കൃതി ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നു. തുടര്‍ന്ന് A View of Dawn in the Tropics, Infante's Inferno തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചു. 1997ല്‍ സ്പാനിഷ് സാഹിത്യത്തിലെ പരമോന്നതബഹുമതിയായ സെര്‍വാന്തെസ് പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. മാര്‍ക്കേസിന്റെയും യോസയുടെയും മറ്റും ലാറ്റിനമേരിക്കന്‍ 'ബൂം' കാലഘട്ടത്തിലാണ് എഴുതിത്തുടങ്ങിയതെങ്കിലും തന്നെ അതിന്റെ ഭാഗമായിക്കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യത്തില്‍ മാജിക്ക് റിയലിസം അദ്ദേഹത്തിന്റെ എഴുത്തില്‍ ഇല്ലതാനും. നേരത്തെ പറഞ്ഞതുപോലെ വക്രോക്തികളും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഹാസ്യവുമാണ് ആ രചനകളെ സമ്പന്നമാക്കുന്നത്. ഇന്‍ഫന്‍തെയുടെ Guilty of Dancing the Cha Cha Cha എന്ന മൂന്നു കഥകളുടെ സമാഹാരത്തിലും അദ്ദേഹത്തിന്റെ എഴുത്തിലെ ഈ മുഖമുദ്രകള്‍ കാണാനാകും. എങ്കിലും കടുത്ത കാസ്‌ട്രോവിരോധം ചിലപ്പോഴെങ്കിലും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെന്ന് പറയാതെവയ്യ. ഈ ലേഖനത്തിന്റെ തുടക്കത്തിലെഴുതിയ ഹോസെ മര്‍ത്തീയുടെ വരികളും അങ്ങനെ വിരുദ്ധോക്തിയായി മാറുന്നു. ക്യൂബന്‍ സംഗീതജ്ഞനായ എന്റിക്കേ ഹോറിന്‍ (Enrique Jorrin) 1950ല്‍ രൂപകല്‍പ്പന ചെയ്തതാണ് ചചചാ സംഗീതം. സംഗീതത്തില്‍നിന്ന് അതേ പേരിലുള്ള നൃത്തവും രൂപംകൊണ്ടു. ഈ നൃത്തത്തിന്റെ ചുവടുകള്‍ മാംബോ ന്യത്തത്തില്‍ നിന്ന് കടമെടുത്തവയാണ്. സംഗീതം ചിലപ്പോഴൊക്കെ ജാസിനെയും അനുസ്മരിപ്പിക്കുന്നു. ഇന്‍ഫാന്‍തെയുടെ പുസ്തകത്തിലെ മൂന്നു കഥകളുടെയും പശ്ചാത്തലം ഈ സംഗീതവും നൃത്തവുമാണ്. ഈ മൂന്നു കഥകളുടെയും തുടക്കം ഒരേപോലെയാണ്. ഒരേ വാചകങ്ങള്‍ തന്നെ ആവര്‍ത്തിച്ചുവരുന്നു. ഹവാനയിലെ ഒരു റസ്റ്റോറന്റില്‍ അത്താഴം കഴിക്കാനെത്തുന്ന സ്ത്രീയും പുരുഷനുമാണ് കഥാപാത്രങ്ങള്‍ വാസ്തവത്തില്‍ ഇന്‍ഫാന്‍തെയും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മിറിയം ഗോമെസുമാണ് ഇവര്‍ പുറത്തു മഴ പെയ്യുന്നു. ഒരു വെയിറ്റര്‍ കടന്നുവന്ന് മെനു നല്‍കുന്നു. പുരുഷന്‍ മാംസഭക്ഷണം ആവശ്യപ്പെടുന്നു. അന്ന് വെള്ളിയാഴ്ചയായതിനാല്‍ മാംസം വിളമ്പില്ലെന്ന് പരിചാരകന്‍ അറിയിക്കുന്നു. കത്തോലിക ആചാരങ്ങളെ ശപിച്ചുകൊണ്ട് കഥാനായകന്‍ (കമ്യൂണിസ്റ്റ് ക്യൂബയിലും ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നതിനെ പരിഹസിക്കുകയാണ് എഴുത്തുകാരന്‍) ആചാരത്തിന് ഇളവ് (Dispensation) ഉണ്ടോ എന്ന് ചോദിക്കുന്നു. അതേതോ ഭക്ഷ്യപദാര്‍ത്ഥത്തിന്റെ പേരാണെന്നു വിചാരിക്കുന്ന വെയിറ്റര്‍ക്ക് കാര്യം മനസ്സിലാകുന്നില്ല. ഇവിടുന്നങ്ങോട്ട് വിരുദ്ധോക്തികളുടെ ഒരു പ്രവാഹമാണ്. The Great Ekbo (Ekbo ദൈവികസമ്മേളനം) എന്ന ആദ്യകഥയില്‍ കഥാനായകനും നായികയും മഴയില്‍ക്കൂടി ഒരുവിധത്തില്‍ പ്രാകൃതമായ മറ്റൊരുതരം ആചാരം നടക്കുന്നിടത്തേക്ക് പോവുകയാണ്. വിവാഹിതരല്ലാത്തതിനാല്‍ സ്ത്രീക്ക് അവരുടെ ബന്ധം പാപമാണോ എന്ന് സംശയമുണ്ട്. അവിടെയെത്തുമ്പോള്‍ കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ട അനേകം സ്ത്രീ പുരുഷന്മാര്‍ നൃത്തം ചെയ്യുന്നതാണ് അവര്‍ കാണുന്നത്. വിശുദ്ധിയുടെ ദേവതയായ ഒബ്ബതാലയെ ആരാധിക്കുകയാണ് അവര്‍. പാട്ടും നൃത്തവും കൊണ്ട് അവര്‍ മരിച്ചവര്‍ക്ക് ശാന്തിയേകുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പാട്ടുകാര്‍ക്കിടയില്‍ നിന്ന് ഒരു വൃദ്ധ അവരെ സമീപിച്ചു. സ്ത്രീയുമായി കുറച്ചു നേരം ഒറ്റയ്ക്കു സംസാരിക്കാനാണ് അവര്‍ വന്നത്. സംസാരം കഴിഞ്ഞപ്പോള്‍ കഥാനായികയുടെ ഭാവം മാറിയത് അയാള്‍ കണ്ടു. തന്നെ എത്രയും വേഗം സ്വന്തം വീട്ടില്‍ തിരിച്ചെത്തിക്കാന്‍ അവൾ ആവശ്യപ്പെട്ടു. കാറിലിരുന് അവള്‍ കരയുകയാണ്. അയാളുമായുള്ള ബന്ധം ഒരു പാപമാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. കമ്യൂണിസ്റ്റ് ക്യൂബയില്‍ നിര്‍ബാധം നടക്കുന്ന മതാചാരങ്ങളെയും എത്ര പാര്‍ട്ടി ക്ലാസുകളില്‍ പങ്കെടുത്താലും മാറാത്ത പാപ-പുണ്യബോധങ്ങളെയും പരിഹസിക്കുകയാണ് ഇന്‍ഫാന്‍തെ ഈ കഥയില്‍ ചെയ്യുന്നത്. രണ്ടാമത്തെ കഥയായ A Woman Saved from Drowningല്‍ കഥാനായകന്‍ റസ്റ്റോറന്റില്‍ തന്നെ ഒറ്റയ്ക്കാക്കി പോകാന്‍ തുടങ്ങുന്ന നായികയ്ക്ക് ഒരു കഥ പറഞ്ഞുകൊടുക്കുകയാണ്. ഹവാനയിലെ ഒരു വലിയ ഹോട്ടലില്‍ താമസിക്കാനെത്തിയ വിനോദസഞ്ചാരികളായ അമേരിക്കന്‍ ദമ്പതികളെക്കുറിച്ചുള്ളതാണ് കഥ. ഇതുപോലെ തന്നെ കനത്ത മഴപെയ്യുന്ന ഒരു രാത്രിയില്‍ ഹോട്ടലില്‍ നിന്ന് അവര്‍ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറാനിറങ്ങുന്നു. നിരത്തുകളിലൂടെ മഴവെള്ളം കുത്തിയൊഴുകുകയാണ്. പെട്ടെന്ന് സ്ത്രീ അപ്രത്യക്ഷയാകുന്നു. അവള്‍ ഒരു ഓടയിലെ ആള്‍ത്തുളയില്‍ (Man Hole) വീണതാണ്. പിന്നീടൊരിക്കലും അവളെ കണ്ടു കിട്ടിയില്ല. ഇതുകേട്ട് കഥാനായിക സംശയത്തോടെ പുറത്തേക്ക് നോക്കുന്നു. അവിടെയും മഴവെള്ളം നിറഞ്ഞുകവിയുകയാണ്. രണ്ടുംകല്‍പിച്ച് അവള്‍ പുറത്തിറങ്ങി. ആള്‍ത്തുളയില്‍ വീഴാതിരിക്കാന്‍ അവള്‍ ശ്രദ്ധയോടെ ചുവടുകള്‍വച്ചു. ഭാഗ്യപരീക്ഷണത്തിന് അവള്‍ക്കു വയ്യ. ഒരു ടാക്‌സിപിടിച്ച് അവള്‍ വീട്ടിലേക്കു പോകുന്നു. മാലിന്യത്തിന്റെ ആര്‍ത്തുളയില്‍ കുരുക്കി അമേരിക്കന്‍ സാമ്രാജ്യത്തെ അപ്രത്യക്ഷമാക്കുന്ന ക്യൂബന്‍ കമ്മ്യൂണിസത്തെയും അതേ ആള്‍ത്തുളയെ ഭയത്തോടെ കാണുന്ന ഇടതുപക്ഷ സഹയാത്രികരെയും ഇന്‍ഫാന്‍തെ നര്‍മ്മത്തോടെ ചിത്രീകരിക്കുകയാണിവിടെ. മൂന്നാമത്തെ കഥയായ Guilty of Dancing the Cha Cha Chaയില്‍ കഥാനായകന്‍ അതേ റസ്റ്റോറന്റില്‍ നായികയെ കാത്തിരിക്കുകയാണ്. ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണ് അവള്‍. അവിടേക്ക് കടന്നുവരുന്ന സ്ത്രീകളെ അയാള്‍ മാംസനിബദ്ധമായി വീക്ഷിക്കുന്നു. അവരിലൊരോരുത്തരെയും താന്‍ വിവാഹം കഴിച്ചാല്‍ എങ്ങനെയുണ്ടാകുമെന്നാണ് അയാളുടെ ആലോചന. അപ്പോഴാണ് അയാളുടെയടുത്തേക്ക് ആ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകാരന്‍ കടന്നുവരുന്നത്. നായകന്‍ കേള്‍ക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്തസംഗീതമായ ജാസിന്റെ സ്വാധീനമുള്ള മാoബോയാണെന്നും യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ തനത് ക്യൂബന്‍ സംഗീതമായ ചാ-ചാ-ചാ മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ എന്നുമാണ് അയാളുടെ വാദം. പക്ഷേ' ചാ-ചാ-ചാ നൃത്തവും സംഗീതവും പ്രചരിക്കുന്നത് സാമ്രാജ്യത്തത്തിന്റെ കളിപ്പാവയായിരുന്ന ബറ്റ്ഷീസ്ത്തയുടെ ഭരണകാലത്തായിരുന്നുവെന്ന് കഥാനായകന്‍ തെളിവുകള്‍ നിരത്തുമ്പോള്‍ ആ കടുത്ത സൈദ്ധാന്തികന്‍ അങ്കലാപ്പിലാകുന്നു. ക്യൂബന്‍ കമ്മ്യൂണിസത്തിലെ വരട്ടുവാദങ്ങളെയും പാപബോധത്തെയും പരിഹസിക്കുന്നത് കഥകളില്‍ ഇത്രത്തോളം എടുത്തുകാണിക്കണോ എന്ന ചോദ്യം പ്രസക്തമാണെങ്കിലും വാക്കുകള്‍ കൊണ്ടുള്ള കളിയില്‍ ഇന്‍ഫാന്‍തെയെ മറികടക്കാന്‍ മറ്റാര്‍ക്കുമാകില്ലതന്നെ. Were puns more dangerous than guns? എന്ന് ഒരിടത്ത് ഇന്‍ഫാന്‍തെ ചോദിക്കുന്നുണ്ട്. ആ വക്രാക്തികള്‍ അപകടകരമാണ്; ചചചാ നൃത്തംപോലെ താളനിബദ്ധവും. വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി;ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഏഴുവര്‍ഷം കഠിനതടവ് വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തുറന്നുകൊടുക്കാതെ പെര്‍ളയിലെ ഷീ ലോഞ്ച് പ്ലാസ്റ്റിക് ഷീറ്റ് പാകിയ കൂരയില്‍ ബാബുവും കുടുംബവും അന്തിയുറങ്ങുന്നത് നെഞ്ചിടിപ്പോടെ പ്രവാസ ജീവിതം മടുത്തു; മടങ്ങി വന്ന ദമ്പതികളുടെ പാള നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കുന്നു പ്രതാപത്തിന്റെ ആ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു; സിംപ്‌കോ കമ്പനി ഓര്‍മ്മയായി സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരിശീലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും 35 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു പാഠപുസ്തക അച്ചടി ജില്ലകളില്‍ നടത്തണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ദേശീയ വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍ പൊസോളിഗെ അബ്ദുല്ല ഹാജി എന്ന വൈജ്ഞാനിക സമുദ്ധാരകന്‍ കന്നഡ സിനിമയില്‍ മിന്നും താരമായി ചന്തേര സ്വദേശി സായികൃഷ്ണ; ‘നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു’ 19 ന് തീയ്യറ്ററില്‍ ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത് ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 78 അറക്കല്‍ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കി;ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഏഴുവര്‍ഷം കഠിനതടവ് വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും തുറന്നുകൊടുക്കാതെ പെര്‍ളയിലെ ഷീ ലോഞ്ച് പ്ലാസ്റ്റിക് ഷീറ്റ് പാകിയ കൂരയില്‍ ബാബുവും കുടുംബവും അന്തിയുറങ്ങുന്നത് നെഞ്ചിടിപ്പോടെ പ്രവാസ ജീവിതം മടുത്തു; മടങ്ങി വന്ന ദമ്പതികളുടെ പാള നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കുന്നു പ്രതാപത്തിന്റെ ആ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു; സിംപ്‌കോ കമ്പനി ഓര്‍മ്മയായി സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരിശീലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും 35 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു പാഠപുസ്തക അച്ചടി ജില്ലകളില്‍ നടത്തണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ദേശീയ വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍ പൊസോളിഗെ അബ്ദുല്ല ഹാജി എന്ന വൈജ്ഞാനിക സമുദ്ധാരകന്‍ കന്നഡ സിനിമയില്‍ മിന്നും താരമായി ചന്തേര സ്വദേശി സായികൃഷ്ണ; ‘നന്‍ ഹെസറു കിഷോറ വള്‍ പാസ് എന്റു’ 19 ന് തീയ്യറ്ററില്‍ ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത് ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം നന്മകള്‍ ചോര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരുകാലത്ത് ഈ ലോകം ഛിന്നഭിന്നമാകാതെ നിലനില്‍ക്കുന്നത് മനസുനിറയെ കനിവുള്ള ചിലര്‍ ഇവിടെ ജീവിച്ചിരിക്കുന്നതുകൊണ്ടാണ്. സുമനസ്സുകള്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറക്കുന്നത് ആരുടെ മുന്നിലാണെന്ന് പറയാന്‍ കഴിയില്ല. ചിലര്‍ അപരന്റെ നിസ്സഹായാവസ്ഥക്ക് മുന്നില്‍ സ്‌നേഹമായും സാന്ത്വനമായും പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നത് ഇവിടെ കരുണ പാടെ കെട്ടുപോയിട്ടില്ല എന്നുതന്നെയാണ്. ജീവിച്ചിരിക്കുന്നവര്‍ക്കല്ലെ വേദനയും കഷ്ടപ്പാടുകളുമെന്നും അവരല്ലെ യഥാര്‍ത്ഥത്തില്‍ സാന്ത്വനവും സഹായവും അര്‍ഹിക്കുന്നത് എന്നും ചോദിക്കാന്‍ വരട്ടെ… ഇവിടെ പരേതര്‍ക്കുവേണ്ടി തന്റെ ജീവിതം നീക്കിവെച്ച ഒരാളെക്കുറിച്ചാണ് പറയുന്നത്. താമരശ്ശേരിയിലെ ചുങ്കം പാലോറക്കുന്നുമ്മല്‍ അഷ്‌റഫ് എന്ന വ്യക്തിയെ നമ്മള്‍ അറിഞ്ഞിരിക്കണം. അഷ്‌റഫ് എന്ന ചെറുപ്പക്കാരന്റെ ബാല്യകാലം അത്രയൊന്നും സുഖകരമായിരുന്നില്ല. ചോര്‍ന്നൊലിക്കുന്ന ഒരു ഓലപ്പുര. വറുതിയും ദാരിദ്ര്യവും പട്ടിണിയും ആ ഓലപ്പുരക്ക് ചുറ്റും എപ്പോഴും വട്ടമിട്ട് പറന്നുകൊണ്ടിരുന്നു. ഹൈസ്‌കൂള്‍ പഠനത്തിനപ്പുറമൊന്നും ചിന്തിക്കാന്‍ വിശപ്പ് അനുവദിച്ചിരുന്നില്ല. മഴക്കാലം ആ കുടുംബത്തിന് പേടിപ്പെടുത്തുന്ന ഒരു ഓര്‍മ്മയായിരുന്നു. മഴവെള്ളം മുഴുവന്‍ വീട്ടിനകത്തേക്ക് ചോര്‍ന്നൊലിക്കുമായിരുന്നു. പുറത്ത് മഴപെയ്യുമ്പോള്‍ അകത്തവര്‍ നനയാതിരിക്കാന്‍ ചേമ്പില ചൂടിയിരുന്നു. മഴതോര്‍ന്നാലും കിടന്നുറങ്ങാന്‍ കഴിയില്ല… മറ്റുപലരെയും പോലെ ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ അഷ്‌റഫും സൗദിയിലേക്ക് പലായനം ചെയ്തു. ഒരു പ്രവാസികൂടി. അധികകാലം അവിടെ പിടിച്ചുനില്‍ക്കാനായില്ല. നാട്ടില്‍ തിരിച്ചെത്തിയ അഷ്‌റഫ് അളിയന്‍ അയച്ചുകൊടുത്ത വിസയില്‍ തുടര്‍ന്ന് അജ്മാനിലേക്ക്. അവിടെ ഒരു പാര്‍ട്ട്ണറുമായി ചേര്‍ന്ന് ചെറിയൊരു വര്‍ക്ക്‌ഷോപ്പ്. പാര്‍ട്ട്ണര്‍ നല്ലൊരു മനുഷ്യസ്‌നേഹിയായതുകൊണ്ട് അഷ്‌റഫിന് ജോലിചെയ്യാനൊന്നും സമയം കിട്ടാതിരുന്നിട്ടും കിട്ടുന്നതിന്റെ പകുതി അയാള്‍ക്ക് നല്‍കി. ഇക്കാലത്ത് തന്നെയാണ് അഷ്‌റഫിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ സുഖമില്ലാതെ കിടക്കുന്ന ഒരു സുഹൃത്തിനെക്കണ്ട് തിരിച്ചുവരുമ്പോള്‍ ആസ്പത്രി വരാന്തയില്‍ പൊട്ടിക്കരയുന്ന രണ്ടുപേരെ കാണുന്നു. മലയാളികളാണെന്നറിഞ്ഞപ്പോള്‍ കാര്യമന്വേഷിച്ചു. കുറച്ചുദിവസമായി ആസ്പത്രിയില്‍ സുഖമില്ലാതെ കിടന്നിരുന്ന അച്ഛന്‍ മരിച്ചിരിക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയില്ല. നടപടിക്രമങ്ങളുടെ നൂലാമാലകള്‍. അന്ന് അഷ്‌റഫ് അവരെ സഹായിക്കാന്‍ അവരോടൊപ്പം കൂടി. അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ 1600ലേറെ മൃതദേഹങ്ങള്‍ യു.എ.ഇയില്‍ നിന്ന് നാട്ടില്‍ അവരുടെ ബന്ധുമിത്രാദികളുടെ കൈകളിലെത്തിച്ചിരിക്കുന്നു. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ അവിടെത്തന്നെ അടക്കം ചെയ്തിരിക്കുന്നു. മരിച്ചവര്‍ക്കുവേണ്ടിയുള്ള ആ ജീവിതയാത്ര അഷ്‌റഫ് താമരശ്ശേരി തുടരുന്നു. ദിവസത്തില്‍ രണ്ടും മൂന്നും മൃതദേഹങ്ങള്‍ക്ക് പിറകെ കെട്ടുപിണഞ്ഞ നിയമക്കുരുക്കുകളഴിച്ചുപോകുമ്പോഴും അഷ്‌റഫിന് ഒരു മടുപ്പും തോന്നുന്നില്ല. ഇത്തവണത്തെ കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരത പുരസ്‌കാരം ഡല്‍ഹിയില്‍ അഷ്‌റഫ് താമരശ്ശേരി രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ ആ അവാര്‍ഡിന് വല്ലാത്തൊരു തിളക്കമുള്ളതായി തോന്നി. അഷ്‌റഫിനെ എനിക്ക് നേരിട്ടറിയില്ലെങ്കിലും കഴിഞ്ഞ കുറേക്കാലമായി ആ പേര് എന്റെ ഓര്‍മ്മയിലെവിടെയോ ഉണ്ടായിരുന്നു. നന്മയുടെയും കനിവിന്റെയും ഒരാള്‍രൂപമായി. ജീവകാരുണ്യത്തിന്റെ ഒരു വ്യത്യസ്തമായ അടയാളമായി. അഷ്‌റഫിനെ അറിയുന്നവര്‍ക്ക് അത്രമേല്‍ അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടായിരുന്നു. അഷ്‌റഫ് താമരശ്ശേരിയെക്കുറിച്ച് ബഷീര്‍ തിക്കോടി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വലുതൊന്നുമല്ലാത്ത ഒരു പുസ്തകമാണ് ഇപ്പോള്‍ എന്റെ കൈയിലുള്ളത്. ‘പരേതര്‍ക്കൊരാള്‍!’ ഇതില്‍ ബാബു ഭരദ്വാജിന്റെ അവതാരികയും കെ.പി. രാമനുണ്ണിയുടെയും ബി.എം. സുഹ്‌റയുടെയും പിന്‍ലേഖനങ്ങളുമുണ്ട്. പ്രവാസ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ യഹ്‌യ തളങ്കര, വി. വിജയന്‍, കെ.എച്ച്.എം. അഷ്‌റഫ്, നിസാര്‍ തളങ്കര, പി.കെ. അന്‍വര്‍ നഹ, അഡ്വ. ആഷിഖ്, എന്‍.എം. അബൂബക്കര്‍, ബഷീര്‍ മാറഞ്ചേരി, ഷാജി ഹനീഫ്, എം.സി.എ. നാസര്‍ തുടങ്ങിയവരുടെ കുറിപ്പുകളുമുണ്ട്. കേട്ടുമറന്ന കഥകളിലൊന്നും നമ്മള്‍ ഇതുപോലൊരു മനുഷ്യന്റെ ജീവിതം തൊട്ടറിഞ്ഞിട്ടുണ്ടാവില്ല. ഇതുപോലെ മറ്റൊരാളെക്കുറിച്ചും കേട്ടിട്ടുണ്ടാവില്ല. മരണവീട്ടിലെയും മരണപരിസരത്തെയും ഇടപെടലുകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നത് വിയോഗത്തിന്റെ വേദനയും കണ്ണീരും ഗല്‍ഗദവുമായിരിക്കും. ഒരു സന്തോഷവും പകര്‍ന്നുനല്‍കാത്തൊരു പശ്ചാത്തലത്തില്‍ ജീവനറ്റുകിടക്കുന്ന പരേതനുപോലും നന്ദിസൂചകമായി ഈ മനുഷ്യനെയൊന്ന് നോക്കാന്‍ കഴിയില്ല. തന്റെ ദൗത്യം പൂര്‍ണമായിക്കഴിയുമ്പോള്‍ ആരോടും യാത്രപോലും പറയാതെ നടന്നുനീങ്ങുന്ന അഷ്‌റഫ് ഒരത്ഭുതമല്ലെങ്കില്‍ മറ്റെന്താണ്? അഷ്‌റഫ് ഇതുവരെ ഈ സേവനങ്ങള്‍ക്കൊന്നും പ്രതിഫലും വാങ്ങിയിട്ടില്ല. ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കാന്‍ ശ്രമിച്ചാലും അത് നിരസിക്കും. ശരിയായ നിഷ്‌ക്കാമ കര്‍മ്മം! അഷ്‌റഫ് അനുഭവങ്ങളുടെ ചെപ്പ് പൂര്‍ണമായി തുറക്കില്ല. ചെറുതായി തുറന്നാല്‍ തന്നെ എത്രയെത്ര കഥകള്‍? ഒരു നന്ദിപോലും പറയാത്തവരോടും അഷ്‌റഫ് എങ്ങനെ വീട്ടില്‍ തിരിച്ചെത്തുമെന്ന് ചോദിക്കാന്‍ സന്മനസ് കാണിക്കാത്തവരോടും അദ്ദേഹത്തിന് പരിഭവമില്ല. ഇപ്പോള്‍ അഷ്‌റഫിന്റെ ഭാര്യ ഫാത്തിമത്ത് സുഹ്‌റയും മക്കള്‍ മുഹമ്മദ് ഷാഫിയും ഷിഫാനയും മുഹമ്മദ് അമീനും അജ്മാനിലുണ്ട്. പറഞ്ഞിട്ടെന്തുകാര്യം? ഭാര്യക്കും മക്കള്‍ക്കും കണ്ണുനിറയെ കാണാന്‍ കിട്ടുന്നത് അപൂര്‍വ്വം. പെരുന്നാള്‍ ദിവസം ഭാര്യയും മക്കളും ചേര്‍ന്ന് ആഘോഷിച്ചുകളയാന്‍ തീരുമാനിച്ചതായിരുന്നു. നല്ല ഭക്ഷണം കഴിച്ച് പാര്‍ക്കിലൊക്കെ പോകണം. നിലത്ത് പായവിരിച്ച് നെയ്‌ച്ചോറും പത്തിരിയും വിളമ്പിയപ്പോഴാണ് അഷ്‌റഫിന്റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങിയത്. ഏതോ ഒരു പെണ്ണ് മരിച്ചിരിക്കുന്നു. പേരോ, ജാതിയോ, മതമോ ഒന്നും ചോദിച്ചില്ല. പാന്റും ഷര്‍ട്ടും എടുത്തിട്ട് അഷ്‌റഫ് പടിയിറങ്ങിപ്പോയി. എപ്പോഴാണ് തിരിച്ചുവന്നതെന്നറിയില്ല. കെ.പി. രാമനുണ്ണി പറയുന്നതുപോലെ ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അത് ചിന്തിപ്പിക്കുന്നു എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗ്രഹീതനായ മനുഷ്യനാക്കുന്നത്. സ്വന്തം ജീവിതത്തെ എറിഞ്ഞുകളിച്ച ഒരു ജീനിയസ് ലിറ്റില്‍ ഇന്ത്യ കാസര്‍കോട് ഒരു പ്രതീക്ഷയാണ് ടി. ഉബൈദ്: ഭാഷയെ സ്‌നേഹിച്ച മനുഷ്യ സ്‌നേഹി കണ്ടു പഠിക്കാന്‍ മഹത്തായ ഈജിപ്ഷ്യന്‍ സ്വപ്‌നം പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഏഴുവര്‍ഷം കഠിനതടവ് ജാഗ്രത വേണം; ലോകം വീണ്ടും ഭീഷണിയില്‍ മുന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തൂങ്ങി മരിച്ചു വീടിന്റെ ഓട് മാറ്റുന്നതിനിടെ വീണ് ആസ്പത്രിയിലായിരുന്ന തൊഴിലാളി മരിച്ചു സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 78 പാഠപുസ്തക അച്ചടി ജില്ലകളില്‍ നടത്തണം -കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ അറക്കല്‍ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു സോമിച്ചനെ മർദ്ദിച്ചത് കടം നൽകിയ പണം തിരികെ ചോദിച്ചതോടെ; ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പണിയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ – Media Mangalam സോമിച്ചനെ മർദ്ദിച്ചത് കടം നൽകിയ പണം തിരികെ ചോദിച്ചതോടെ; ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പണിയായി; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ ഇടുക്കി: യുവാവിനെ ക്രൂരമായി മർദിച്ച്, വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് കടം നൽകിയ പണം തിരികെ ചോദിച്ചതിനെ തുടർന്ന്. സംഭവത്തിൽ കട്ടപ്പന സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുപതേക്കർ ചോതറക്കുന്നേൽ ബിജോ(40 ബിനോ(42) എന്നിവരാണ് അറസ്റ്റിലായത്. നെടുങ്കണ്ടം വട്ടപ്പാറ സ്വദേശിയായ കരിയിലക്കുളം സോമിച്ചനാണ് മർദ്ദനം ഏറ്റത്. കടം നൽകിയ പണം തിരികെ വാങ്ങാനായി കട്ടപ്പനയിൽ എത്തിയതായിരുന്നു സോമിച്ചൻ. സഹോദരൻമാരായ ഇരുപതേക്കർ ചോതറ കുന്നേൽ ബിജോ, ബിനോ എന്നിവർ ചേർന്ന്, സോമിച്ചനെ ക്രൂരമായി മർദ്ദിയ്ക്കുകയായിരുന്നു. സെപ്റ്റംബർ 28 നാണ് കേസിനാസ്പദമായ സംഭവം. സഹോദരൻമാരുടെ അമ്മയ്ക്, കടം നൽകിയ പണം തിരികെ വാങ്ങാൻ എത്തിയപ്പോൾ മർദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്. അവശനായ കിടക്കുന്ന സോമിച്ചന്റെ കഴുത്തിൽ ചവുട്ടി പിടിച്ച് വടികൊണ്ട് മർദ്ദിക്കുന്ന വിഡിയോ ചിത്രീകരിച്ച് പ്രതികൾ, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിയ്ക്കുകയും ചെയ്തു. സംഭവത്തിലെ ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി ജോയലിനെ പിടികൂടാനുണ്ട്. വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ ദുരന്ത രഹിതമാക്കുന്നു; രാജ്യത്ത് ആദ്യമായി സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും വെങ്കയ്യ നായിഡു അരുണാചൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ലെന്ന് ചൈന; ലഡാക്കിൽ സംഘർഷം നിലനിൽക്കവെ ഉപരാഷ്‌ട്രപതിയുടെ സന്ദർശനത്തിൽ രോക്ഷം പ്രകടിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന്; രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരം സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് മരിച്ചവരിൽ മലയാളിയും; മരിച്ചത് തൃശൂർ സ്വദേശിയായ സൈനികൻ ‘വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കുന്നു’ സിപിഎമ്മിന് നേരെ രൂക്ഷ വിമർശനവുമായി എംകെ മുനീർ ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന്; രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരം സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് മരിച്ചവരിൽ മലയാളിയും; മരിച്ചത് തൃശൂർ സ്വദേശിയായ സൈനികൻ ‘വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കുന്നു’ സിപിഎമ്മിന് നേരെ രൂക്ഷ വിമർശനവുമായി എംകെ മുനീർ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവം; അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചെന്ന് കണ്ടെത്തൽ കൊച്ചി: മുന്‍ മിസ്‌കേരള അടക്കം സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം… മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ”അല്ലടോ. ഇവിടുന്ന് ഇത്തിരി ഐസ്‌ക്രീം അങ്ങോട്ട് ഇറക്കിയാലോന്നാ ആലോചന. ഇജ്ജ് കൂടുന്നോ” പരിഹസിച്ച യുവാവിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ മലപ്പുറം:ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിലൂടെ തന്നെ പരിഹസിച്ച യുവാവിന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ.’പി വി അന്‍വറിനെ കാണ്മാനില്ല’എന്ന പരാതിയുമായി ഊത്ത് കോണ്‍ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ പോയത്രേ..എന്നു… മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം സ്ത്രീകളും കുട്ടികളുമടക്കം തെരുവുനായ ഓടിച്ചിട്ട് ആക്രമിച്ചത് 20 പേരെ; ശവസംസ്കാരത്തിന് വന്ന വയോധികന് നേരെയും ആക്രമണം; തെരച്ചിൽ നടത്തി പിടികൂടിയത് ആക്രമിച്ച നായയെ അല്ലെന്നും ആരോപണം മൊബൈല്‍ ഫോണില്‍ മൂന്നുവയസുകാരിയെ അശ്ലീല വിഡിയോ കാണിച്ച്‌ ബലാത്സംഗം ചെയ്തു; 13കാരന്‍ പിടിയിൽ; കുട്ടിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ‘രാജ്യത്തിന് നഷ്ടമായത് സമർത്ഥനായ ഒരു സൈനിക ഉദ്യോഗസ്ഥനെ’; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ; രാജ്യത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കുറിപ്പ് ‘മരക്കാർ കാവൽ എന്നീ സിനിമകൾ ആദ്യഷോ കഴിയുന്നതിനു മുൻപ് തന്നെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്; ഇതിന് പിന്നിൽ ചിലരുടെ ആസൂത്രിതമായ പരിശ്രമം ഉണ്ട്’ സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് ബിപിൻ റാവത്തിന്റെ സംസ്കാരം വെള്ളിയാഴ്ച നടക്കും; മൃതദേഹം നാളെ ഡൽഹിയിലെത്തിച്ച ശേഷം മറ്റന്നാൾ പൊതുദർശനം; ഉത്തരാഖണ്ഡിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം തിരുവനന്തപുരം കേരളത്തിൽ വെള്ളിയാഴ്ച 14,233 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂർ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂർ 667, കോട്ടയം 662, ഇടുക്കി 584, കാസർഗോഡ് 499 Read more » വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി നേരിൽ Read more » ഇറ്റലിയില്‍ നിന്ന് കോവിഡ് 19: മൂന്നുപേരുമായും ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്താന്‍ കഴിയും: കളക്ടര്‍ ഇറ്റലിയില്‍ നിന്ന് കോവിഡ് 19: മൂന്നുപേരുമായും ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്താന്‍ കഴിയും: കളക്ടര്‍ നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണ്ണമാണ്. ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് 19 രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളായ മൂന്നുപേരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും തിങ്കളാഴ്ച വൈകുന്നേരത്തോടെ തിരിച്ചറിയാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. നേരിട്ട് ബന്ധപ്പെട്ട 150 പേരെയും അല്ലാതെയുള്ള 164 പേരെയുമാണു തിരിച്ചറിഞ്ഞിട്ടുള്ളത്. ഈ ലിസ്റ്റ് അപൂര്‍ണമാണ്. മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കോവിഡ് 19: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികൾ മൂന്നുപേരും സഞ്ചരിച്ചിട്ടുള്ള മുഴുവന്‍ സ്ഥലങ്ങളിലെയും ആളുകളെ കണ്ടെത്തുന്നതിനായി ആറു സംഘങ്ങളായി തിരിഞ്ഞാണ് മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ ഇവര്‍ ജില്ലയില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് കൂടുതല്‍ ആളുകളെ കണ്ടെത്തും. ഇറ്റലിയില്‍ നിന്ന് കോവിഡ് 19: മൂന്നുപേരുമായും ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്താന്‍ കഴിയും: കളക്ടര്‍ Study from Home മഹാമാരിക്കാലത്ത് കുട്ടികളുടെ വീട്ടിലിരുന്നുള്ള പഠനത്തെ സഹായിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക ശരീരഭാരം ക്രമീകരിക്കുന്നതിന് ഗവേഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ കപീവ (Kapiva)-യുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാം! Tree Transplantation മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം International Civil Aviation Day 2021 ഇന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം; വ്യോമയാനമേഖലയിലെ പുരോഗതിയുടെ പ്രാധാന്യം Sara Tendulkar സച്ചിന്റെ മകൾ സാറയുടെ ഗ്ലാമർ പരസ്യ ചിത്രം; വീഡിയോ തരംഗമാവുന്നു Coffee കാപ്പി കുടിക്കുമ്പോൾ മലവിസർജനം ചെയ്യാൻ തോന്നുന്നത് എന്തുകൊണ്ടാണ്? ഉത്തരം കണ്ടെത്തി പഠനം Marriage നിങ്ങള്‍ ഉടൻ വിവാഹിതരാകുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ മനസിൽ സൂക്ഷിക്കുക First Dwarf to receive Driving License ഉയരം മൂന്നടി മാത്രം; ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് ശിവപാൽ Mahaparinirvan Diwas 2021 ഇന്ന് ഡോ. ബി ആര്‍ അംബേദ്കറുടെ 65-ാം ചരമവാര്‍ഷികം; ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ മലദ്വാരത്തിൽ പീരങ്കി ഷെൽ തുളച്ചു കയറിയ ആൾ ആശുപത്രിയിൽ; ഞെട്ടിത്തരിച്ച് ആശുപത്രി അധികൃതർ Infant Death നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ് IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ Medical College മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂളമടി എന്നാൽ പുരുഷന്മാരുടെ കുത്തുകയാണെന്നാണ് പലരുടെയും വിചാരം. എന്നാൽ, ആ തെറ്റിദ്ധാരണ അങ്ങു മാറ്റിക്കോ ദേ ചൂളമടിച്ചു കറങ്ങി റിക്കാർഡുകൾ ഒന്നൊന്നായി തന്‍റെ പേരിലാക്കിയ ഒരു വീട്ടമ്മ കൊച്ചിയിൽ തല ഉയർത്തി നിൽക്കുന്നു. ഇതു ജ്യോതി ആർ. കമ്മത്ത് പരന്പരാഗത സങ്കല്പങ്ങളെ ചൂളമടിച്ചു തോല്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് ഈ വീട്ടമ്മ. ജ്യോതിയുടെ ചൂളമടി(വിസിലിംഗ്)യിൽ കറങ്ങിവീണത് ഒന്നും രണ്ടു റിക്കാർഡുകൾ അല്ല. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സ്, ലിംക വേള്‍ഡ് റിക്കാര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സ്, ബസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ്‌സ് ഇതൊക്കെ ജ്യോതിയുടെ ഷോക്കേസിൽ വിശ്രമിക്കുകയാണിപ്പോൾ. ജ്യോതിയുടെ ചൂളമടി പാട്ടുകൾ ആരും കേട്ടിരുന്നുപോകും. ഒരു ഓടക്കുഴലിൽനിന്ന് ഒഴുകിയെത്തുന്നതുപോലെ മധുര സ്വരത്തിലാണ് ഗാനങ്ങൾ പെയ്തിറങ്ങുന്നത്. വാരാപ്പുഴയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജ്യോതിയുടെ ജനനം. അച്ഛന്‍ അനന്തവാധ്യാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. അമ്മ രത്‌നാബായി ഹോമിയോ ഡോക്ടറും. കര്‍ക്കശക്കാരനായിരുന്നു അച്ഛൻ. സ്‌കൂളും വീടും അമ്പലവുമായിരുന്നു ജ്യോതിയുടെ ലോകം. കുട്ടിക്കാലം മുതല്‍ ചൂളമടിയോടു കമ്പമുണ്ടായിരുന്നങ്കിലും പെണ്‍കുട്ടിയായതുകൊണ്ട് പരസ്യമായി അതു ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. ആ ആഗ്രഹം മനസില്‍ ഒതുക്കി ജീവിക്കേണ്ടിവന്നു. വിവാഹം വരെ ആ മോഹം മനസില്‍ത്തന്നെ കിടന്നു. വിവാഹം കഴിഞ്ഞു ഡല്‍ഹിയില്‍ എത്തിയ ജ്യോതി ചൂളമടിക്കുന്നതു കേട്ടു ഭര്‍ത്താവ് രാമചന്ദ്ര കമ്മത്ത് അദ്ഭുതപ്പെട്ടുനിന്നു. ഇതോടെ ജ്യോതിയുടെ ചൂളമടിയെക്കുറിച്ച് അദ്ദേഹം കൂടുതൽ ചോദിച്ചു. അതോടെ മടിക്കാതെ തന്‍റെ മനസിലെ മോഹം അവൾ തുറന്നുപറഞ്ഞു. ഈ രംഗത്തെ ജ്യോതിയുടെ മികവ് തിരിച്ചറിഞ്ഞ അദ്ദേഹം തുറന്ന മനസോടെ പ്രോത്സാഹിപ്പിച്ചു. അതോടെ ജ്യോതിയുടെ ജീവിതം തന്നെ മാറിമറിഞ്ഞെന്നു പറയാം. വെറുമൊരു ചൂളമടിയില്‍നിന്നു മനോഹരമായ ഗാനങ്ങളായി അവ മാറി. സംഗീതം അഭ്യസിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് താളവും ഈണവും രാഗവുമൊന്നും അണുവിട തെറ്റാതെ ഗാനങ്ങള്‍ ചൂളമടിക്കാന്‍ ജ്യോതിക്കായി. ഒരു വിനോദം എന്നതിനപ്പുറം വലിയ സദസുകൾക്കു മുന്നില്‍ മനോഹരമായ ഒരു കലയായി ചൂളമടി മാറുകയായിരുന്നു. ചെറിയ ചെറിയ വേദികളില്‍നിന്നു പറന്നുയര്‍ന്ന ചൂളമടിസംഗീതം ലോകം അറിഞ്ഞുതുടങ്ങി. 2013ല്‍ ജ്യോതി ബോംബെയിലെ ഇന്ത്യന്‍ വിസിലേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ 151 വിസിലടിക്കാരെ ഉള്‍പ്പെടുത്തി 'സാരേ ജഹാംസെ അച്ഛാ, ഹം ഹോങ്കെ കാമ്യാബ്' എന്നീ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. 151 പേരും ഒരേ സ്വരത്തില്‍ ചൂളം വിളിയിലൂടെ ആ ഗാനങ്ങള്‍ അവതരിപ്പിക്കുയായിരുന്നു. 2020 റിപ്പബ്ലിക് ദിനത്തില്‍ വിസിലേഴ്‌സ് അസോസിയേഷന്‍ പതിനേഴ് നഗരങ്ങളില്‍ 'മിലേ സുര്‍ മേരാ തുമരാ' എന്ന ദേശഭക്തി ഗാനം വിസിലിംഗിലൂടെ അവതരിപ്പിച്ചു. ഇതാകട്ടെ ദൂരദര്‍ശന്‍ സംപ്രേഷണം നടത്തുകയും ചെയ്തു. 2017 ലാണ് വേള്‍ഡ് ഓഫ് വിസിലേഴ്‌സ് എന്ന കൂട്ടായ്മ കൊച്ചിയില്‍ രൂപംകൊള്ളുന്നത്. ഇന്ത്യന്‍ വിസിലേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ള വിസിലേഴ്‌സ് കൂടിച്ചേര്‍ന്ന സംഘടന ആരംഭിച്ചത്. ജ്യോതിയാണ് സംഘടനയുടെ രക്ഷാധികാരി. നൂറുകണക്കിന് അംഗങ്ങള്‍ ഗ്രൂപ്പിലുണ്ട്. ചൂളമടിയില്‍ മാത്രമല്ല ജീവിതയാത്രയില്‍ വീണുപോയവര്‍ക്കു താങ്ങായും ഈ കൂട്ടായ്മ മുന്നിലുണ്ട്. പരിപാടികള്‍ നടത്തി കിട്ടുന്ന തുക പ്രളയസമയത്തു ദുരിതമനുഭവിച്ചവര്‍ക്ക് വേള്‍ഡ് ഓഫ് വിസിലേഴ്‌സ് നല്‍കിയിരുന്നു. വിനോദം, കല എന്നതിനൊപ്പം മികച്ച ഒരു വ്യായാമം കൂടിയാണ് ചൂളമടിയെന്നു ജ്യോതി പറ‍യുന്നു. ഹൃദയം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല ശ്വസന വ്യായാമം. ശ്വാസം പിടിച്ചുവയ്ക്കാനും മറ്റുമുള്ള കഴിവും ഈ ചൂളമടിയിലൂടെ നേടാനാകുമെന്നാണ് ജ്യോതിയുടെ പക്ഷം. ആയിരം ചൂളമടിക്കാരെ ഒന്നിച്ചുനിര്‍ത്തി ചുളമടിച്ചു ഗിന്നസ് റിക്കാര്‍ഡ് നേടുകയാണ് വേള്‍ഡ് ഓഫ് വിസിലേഴ്‌സിന്‍റെ ഇനിയുള്ള ലക്ഷ്യമെന്ന് ജ്യോതി പറയുന്നു. മകന്‍ വിനായകും മകള്‍ വൈശാഖിയും അമ്മയ്ക്കു പിന്തുണയുമായി ഒപ്പമുണ്ട്. സൂപ്പറാണ് പൈറോഗ്രഫി! തീകൊണ്ട് തടിയിൽ ചിത്രങ്ങൾ തീർത്ത് ജേക്കബ് കുര്യൻ തടിയിൽ തീകൊണ്ട് ചിത്രങ്ങൾ തീർക്കുന്ന പൈറോഗ്രഫി എന്ന കലാരൂപത്തെ ജനകീയമാക്കി ഒരു കലാകാരൻ. കൊല്ലം കരുനാഗപ്പള്ളിയി കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമാ‍യ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്‍റ് തോമസ് മ ഇരട്ടവിസ്മയം! ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കുകയാണ് ഇരട്ടകളും വീട്ടൂര്‍ എബനേസര്‍ സ്‌കൂളിലെ ഏഴാം ക്ലാസ ഇരുപത്തിനാല് വിരലുകൾ: വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബ തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ റിജിൽ. ഈർക്കിലുകൾ മാത് ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം റിക്കാർഡ് ബുക്കിൽ ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികൾ ഉപയോഗിച്ച് നിർമിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക സിനിമ കാണാൻ 30 വർഷത്തിനു ശേഷം തിയറ്ററിലേക്ക് ഒരമ്മ! മുപ്പത് വർഷത്തിനു ശേഷം തിയറ്ററിൽ സിനിമ കണ്ട മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും ശ്രീകൃഷ്ണ വിഗ്രഹത്തിന്‍റെ കൈയ്ക്ക് ബാന്‍റേജ് ഇട്ട് ആശുപത്രി അധികൃതർ! പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹത്തിനെ ചികിത്സിച്ച് ആശുപത്രി അധികൃതർ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ബോട്ടിൽ ആർട്ടിൽ ഇന്ത്യൻ റിക്കാർഡ് സ്വന്തമാക്കി ഇരിങ്ങാലക്കുടക്കാരി ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി. വൈറലായി ‘വിവാഹപത്രം’; സൂപ്പറാണെന്ന് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ വൈറലായി ‘വിവാഹപത്രം’. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അർജുനൻ ചെട്ടിയാർ-ഉഷ ദമ്പതികളുടെ മകൻ ദീപേ യൂട്യൂബറാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരനായ ലിയാം തോംസണ്‍. ഒരു ദിവസം അദ്ദേഹം ഒരു പരസ്യം കണ്ടു. ഒരു ഫ്‌ സ്രാവുകളെ തിരിച്ചറിഞ്ഞ നിർമൽ റിക്കാർഡ് തിളക്കത്തിൽ സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം. ദുബായ് ലിറ്റിൽ വേറിട്ട ശില്പങ്ങളും കലാനിര്‍മിതികളും ഏറെയൊരുക്കിയ എ.വി. സുബ്രഹ്മണ്യന്‍ എന്ന എംവിഎസ് കണ്ണമംഗലം കേരളപ്പിറവി ദിനത്തി വളർത്തുനായകൾക്ക് ഒരു വസ്ത്രം വാങ്ങിയതാ, ബില്ല് വെറും ഏഴ് ലക്ഷം രൂപ വളർത്തുനായകൾക്കായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ ഇന്ന് ആളുകൾക്ക് മടിയില്ല. നായകളെ വിമാനത്തിൽ കൊണ്ടുവരാൻ കള്ളയൊപ്പിടാൻ നോക്കേണ്ട, തോറ്റുതൊപ്പിയിടും! ജയന്‍റെ ഒപ്പ് ഒരു സംഭവമാണ് ഒപ്പുകൾ പലപ്പോഴും കൗതുക കാഴ്ചയാണ്. വരയും കുറിയും നീട്ടും കുറക്കുമുള്ള ഒപ്പുകളൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയി പുഷ്അപ്പൊക്കെ പ്രേമിനു പുഷ്പമാണ്! മറയൂർ സ്വദേശി സ്വന്തമാക്കിയത് ഇന്‍റർനാഷണൽ റിക്കാർഡ് മറയൂരിനു സമീപം ലക്കം സ്വദേശിയായ പ്രേം ആനന്ദ് (29) മുപ്പതു സെക്കൻഡിൽ 71 പുഷ് അപ്പ് എടുത്തു ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക് എന്തുചോദിച്ചാലും മണിമണിപോലെ പറയും: ഇന്ത്യൻ റിക്കാർഡിൽ ഇടംനേടി രണ്ടുവയസുകാരി പൊതുവിജ്ഞാനത്തിൽ തന്‍റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ.ഇന്ത്യയിലെ സംസ് അമ്പോ! ഇതാണ് ഒന്നൊന്നര കപ്പ; ഒരു കപ്പക്കിഴങ്ങിന് തൂക്കം 10 കിലോ! പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള്‍ കിട്ടിയത് 10 കിലോയിലേറേ തൂക്കം വരുന്ന കിഴങ്ങ്. അതിന്‍റെ നീളമാകട്ടെ ഏതാണ്ട് രണ്ട് ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ ജെഫ് ബെസോസ്, ഹോട്ടലും.. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിൻ ബഹിരാകാശത്ത് വാണിജ്യ നിലയം തുട പന്തലും വിവാഹ വേദിയും മാത്രമല്ല, അതിഥികളെയും എത്തിച്ച് ഇവന്‍റ് കന്പനികൾ വിവാഹങ്ങൾ മനോഹരമാക്കാൻ വെഡിംഗ് പ്ലാനേഴ്സിന്‍റെ സഹായം തേടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുന്പ് ബന്ധു സൂപ്പറാണ് പൈറോഗ്രഫി! തീകൊണ്ട് തടിയിൽ ചിത്രങ്ങൾ തീർത്ത് ജേക്കബ് കുര്യൻ തടിയിൽ തീകൊണ്ട് ചിത്രങ്ങൾ തീർക്കുന്ന പൈറോഗ്രഫി എന്ന കലാരൂപത്തെ ജനകീയമാക്കി ഒരു കലാകാരൻ. കൊല്ലം കരുനാഗപ്പള്ളിയി കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമാ‍യ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്‍റ് തോമസ് മ ഇരട്ടവിസ്മയം! ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് പൂജയും പുണ്യയും ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്‍ണവിസ്മയം തീര്‍ക്കുകയാണ് ഇരട്ടകളും വീട്ടൂര്‍ എബനേസര്‍ സ്‌കൂളിലെ ഏഴാം ക്ലാസ ഇരുപത്തിനാല് വിരലുകൾ: വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബ തെങ്ങോലയുടെ ഈർക്കിൽ കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് കാഞ്ഞിലേരിയിലെ റിജിൽ. ഈർക്കിലുകൾ മാത് ആണിയിൽ തീർത്ത സുരേഷ് ഗോപി ചിത്രം റിക്കാർഡ് ബുക്കിൽ ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികൾ ഉപയോഗിച്ച് നിർമിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക സിനിമ കാണാൻ 30 വർഷത്തിനു ശേഷം തിയറ്ററിലേക്ക് ഒരമ്മ! മുപ്പത് വർഷത്തിനു ശേഷം തിയറ്ററിൽ സിനിമ കണ്ട മുത്തശ്ശിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ആസിഫ് അലി നായകനായ എല്ലാം ശരിയാകും ശ്രീകൃഷ്ണ വിഗ്രഹത്തിന്‍റെ കൈയ്ക്ക് ബാന്‍റേജ് ഇട്ട് ആശുപത്രി അധികൃതർ! പരിക്കേറ്റ ശ്രീകൃഷ്ണ വിഗ്രഹത്തിനെ ചികിത്സിച്ച് ആശുപത്രി അധികൃതർ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ബോട്ടിൽ ആർട്ടിൽ ഇന്ത്യൻ റിക്കാർഡ് സ്വന്തമാക്കി ഇരിങ്ങാലക്കുടക്കാരി ലോക്ഡൗണിൽ ബോട്ടിലിൽ ആർട്ടുകൾ ചെയ്ത പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി. വൈറലായി ‘വിവാഹപത്രം’; സൂപ്പറാണെന്ന് സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ വൈറലായി ‘വിവാഹപത്രം’. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അർജുനൻ ചെട്ടിയാർ-ഉഷ ദമ്പതികളുടെ മകൻ ദീപേ യൂട്യൂബറാണ് ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയൊന്നുകാരനായ ലിയാം തോംസണ്‍. ഒരു ദിവസം അദ്ദേഹം ഒരു പരസ്യം കണ്ടു. ഒരു ഫ്‌ സ്രാവുകളെ തിരിച്ചറിഞ്ഞ നിർമൽ റിക്കാർഡ് തിളക്കത്തിൽ സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം. ദുബായ് ലിറ്റിൽ വേറിട്ട ശില്പങ്ങളും കലാനിര്‍മിതികളും ഏറെയൊരുക്കിയ എ.വി. സുബ്രഹ്മണ്യന്‍ എന്ന എംവിഎസ് കണ്ണമംഗലം കേരളപ്പിറവി ദിനത്തി വളർത്തുനായകൾക്ക് ഒരു വസ്ത്രം വാങ്ങിയതാ, ബില്ല് വെറും ഏഴ് ലക്ഷം രൂപ വളർത്തുനായകൾക്കായി ആയിരങ്ങളും പതിനായിരങ്ങളും മുടക്കാൻ ഇന്ന് ആളുകൾക്ക് മടിയില്ല. നായകളെ വിമാനത്തിൽ കൊണ്ടുവരാൻ കള്ളയൊപ്പിടാൻ നോക്കേണ്ട, തോറ്റുതൊപ്പിയിടും! ജയന്‍റെ ഒപ്പ് ഒരു സംഭവമാണ് ഒപ്പുകൾ പലപ്പോഴും കൗതുക കാഴ്ചയാണ്. വരയും കുറിയും നീട്ടും കുറക്കുമുള്ള ഒപ്പുകളൊക്കെ പലരും പരീക്ഷിച്ചിട്ടുണ്ട്. കാഴ്ചയി പുഷ്അപ്പൊക്കെ പ്രേമിനു പുഷ്പമാണ്! മറയൂർ സ്വദേശി സ്വന്തമാക്കിയത് ഇന്‍റർനാഷണൽ റിക്കാർഡ് മറയൂരിനു സമീപം ലക്കം സ്വദേശിയായ പ്രേം ആനന്ദ് (29) മുപ്പതു സെക്കൻഡിൽ 71 പുഷ് അപ്പ് എടുത്തു ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക് എന്തുചോദിച്ചാലും മണിമണിപോലെ പറയും: ഇന്ത്യൻ റിക്കാർഡിൽ ഇടംനേടി രണ്ടുവയസുകാരി പൊതുവിജ്ഞാനത്തിൽ തന്‍റെ കഴിവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി രണ്ടേകാൽ വയസുള്ള നൈഹ.ഇന്ത്യയിലെ സംസ് അമ്പോ! ഇതാണ് ഒന്നൊന്നര കപ്പ; ഒരു കപ്പക്കിഴങ്ങിന് തൂക്കം 10 കിലോ! പുരയിടത്തില്‍ നട്ട കപ്പപറിച്ചപ്പോള്‍ കിട്ടിയത് 10 കിലോയിലേറേ തൂക്കം വരുന്ന കിഴങ്ങ്. അതിന്‍റെ നീളമാകട്ടെ ഏതാണ്ട് രണ്ട് ബഹിരാകാശത്ത് ബിസിനസ് പാർക്ക് തുടങ്ങാൻ ജെഫ് ബെസോസ്, ഹോട്ടലും.. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിൻ ബഹിരാകാശത്ത് വാണിജ്യ നിലയം തുട പന്തലും വിവാഹ വേദിയും മാത്രമല്ല, അതിഥികളെയും എത്തിച്ച് ഇവന്‍റ് കന്പനികൾ വിവാഹങ്ങൾ മനോഹരമാക്കാൻ വെഡിംഗ് പ്ലാനേഴ്സിന്‍റെ സഹായം തേടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. വർഷങ്ങൾക്ക് മുന്പ് ബന്ധു സൂപ്പറാ രാമച്ചവേലി! ഒടുവിൽ ടാറ്റയും കൈകൊടുത്തു കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ രാമച്ചംകൊണ്ട് ജൈവവേലി. ടാറ്റയുടെ കണ്ണൻദേവൻ കന്പനിയാണ് ജൈവവേലി നിർമിച്ചിരിക്കുന്ന കോടീശ്വരനോട് മാസ്ക് ധരിക്കാൻ പറഞ്ഞതിന്‍റെ പേരിൽ പുലിവാലു പിടിച്ചിരിക്കുകയാണ് ഒരു ബാങ്ക്. ചൈനയിലാണ് സംഭവം. ബാങ്കിലെ പ്രധാനമന്ത്രിമാരെ "മണ്ണിലൊരുക്കി' ആദിറയുടെ റിക്കാര്‍ഡ് നേട്ടം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരെ മണല്‍തരികളില്‍ അണിയിച്ചൊരുക്കി ചരിത്രനേട്ടവുമായി മലയാളി യുവതി. കുരിശുയുദ്ധത്തിന്‍റെ ശേഷിപ്പ്! കടലിൽ നിന്ന് കിട്ടിയത് 900 വർഷം പഴക്കമുള്ള വാൾ കുരിശുയുദ്ധ പോരാളിയുടേതെന്നു സംശയിക്കുന്ന, 900 വർഷം പഴക്കമുള്ള വാൾ ഇസ്രയേലിന്‍റെ വടക്കൻ തീരത്തു കണ്ടെടുത്തു. ഷ്‌ലോമ ഏഷ്യ അറിഞ്ഞു, കിണറ് ബസ് സ്റ്റോപ്പിലെ ‘കുപ്പി’ ഷെൽട്ടർ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച തൃപ്പൂണിത്തുറ കിണറ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം ഇനി ഏഷ്യ കേരളത്തിലെ ആദ്യ കാരവാൻ പാർക്ക് മറയൂരിൽ കേരളത്തിലെ ടൂറിസത്തിന് പുതിയ മുഖം നൽകുന്നതിനായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൗഹാർദ ടൂറിസം പദ് ചായക്കടയിലെ അടുപ്പില്‍നിന്നുയരുന്ന ചൂടിനും പുകയ്ക്കും അവധി നല്കി, വിജയന്‍-മോഹന ദമ്പതികള്‍ ഇനിയുള്ള ഒരാഴ്ചക്കാലം ശ മരുഭൂമിയിലെ മാന്ത്രികക്കല്ല്! ശാസ്ത്രലോകത്തിന് അതിശയം, അതിനിഗൂഡം പ്രകൃതിയുടെ സ്വാഭാവിക മനോഹാരിത എന്നും കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. ലോകത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇ പ്രണയത്തിനു വെള്ളപ്പൊക്കം തടസമായില്ല, താലിഭാഗ്യം ചെന്പിനകത്ത് പൂവണിഞ്ഞു പ്രണയത്തിനും താലികെട്ടിനും വെള്ളപ്പൊക്കം തടസമായില്ല. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ വരനും വധുവും അമ്പലത്തിലേക്ക് എത്ത ഒരു ചായയ്ക്ക് 1,000 രൂപ, ഒരു കിലോ തേയിലയ്ക്ക് 75,000 രൂപ! ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഒരു ക ചാമ്പ്യൻസ് ലീഗ്: പ്രീ ക്വാർട്ടർ കാണാതെ ബാഴ്സ പുറത്ത് ഹെലികോപ്റ്റർ ദുരന്തം: പ്രതിരോധമന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തും ചാമ്പ്യൻസ് ലീഗ്: പ്രീ ക്വാർട്ടർ കാണാതെ ബാഴ്സ പുറത്ത് ഹെലികോപ്റ്റർ ദുരന്തം: പ്രതിരോധമന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തും തരംഗമായി മരക്കാർ ടീസർ!!മോഹൻലാലിന്റെ പോസ്റ്റിനു കമന്റ്‌ ചെയ്ത് ഫേസ്ബുക്ക്‌ Entertainment Corner തരംഗമായി മരക്കാർ ടീസർ!!മോഹൻലാലിന്റെ പോസ്റ്റിനു കമന്റ്‌ ചെയ്ത് ഫേസ്ബുക്ക്‌ Entertainment Corner Home Malayalam തരംഗമായി മരക്കാർ ടീസർ!!മോഹൻലാലിന്റെ പോസ്റ്റിനു കമന്റ്‌ ചെയ്ത് ഫേസ്ബുക്ക്‌ തരംഗമായി മരക്കാർ ടീസർ!!മോഹൻലാലിന്റെ പോസ്റ്റിനു കമന്റ്‌ ചെയ്ത് ഫേസ്ബുക്ക്‌ ഡിസംബർ 2 നു കുഞ്ഞാലി മരക്കാർ തീയേറ്ററുകളിൽ എത്തുകയാണ്. പ്രിയദർശൻ മോഹൻലാൽ കോമ്പോയിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിൽ തന്നെ ഏറ്റവുമുയർന്ന ബജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പുതിയ ടീസർ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ലക്ഷകണക്കിന് ആളുകളാണ് ടീസർ നിമിഷ നേരം കൊണ്ട് കണ്ടത്. പതിനഞ്ച് ലക്ഷം കാഴ്ചക്കാരാണ് ചിത്രത്തിന്റ മലയാളം ടീസറിനു ലഭിച്ചത്.അഞ്ചു ഭാഷകളിൽ പുറത്ത് വരുന്ന ചിത്രത്തിന്റെ മറ്റു ഭാഷകളിലെ ടീസർ വ്യൂ കൗണ്ട് കൂടെ കണക്കിലെടുത്താൽ മുപ്പതു ലക്ഷത്തിനു പുറത്തുവരും. മോഹൻലാൽ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ത ടീസർ ലിങ്കിനു താഴെ വന്നൊരു കമന്റ്‌ ഏറെ ശ്രദ്ധേയമാകുകയാണ്. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ടീസര്‍ പോസ്റ്റിന് താഴെ ഫേസ്ബുക്ക് കമന്റ്‌ ചെയ്തിരിക്കുകയാണ് ‘ഈ ടീസര്‍ എത്രമാത്രം വലിയ ഇതിഹാസമാണെന്ന് പറയാന്‍ കഴിയുന്നില്ല’ – എന്നായിരുന്നു ഫേസ്ബുക്കിന്റെ കമന്റ്. കംമെന്റിനു ഒരുപാട് ലൈക്കുകളും റിപ്ലൈ കമ്മെന്റുകളും വരുന്നുണ്ട്. Previous articleകാവൽ തുടങ്ങി!!ഡീസന്റ് ഫസ്റ്റ് ഹാഫ് Next articleവിധി ട്രൈലെർ!!ഈ സംഭവം നമ്മൾ മറന്നു പോകാൻ സാധ്യതയില്ല സ്വാന്തനം സീരിയലിലെ ജയന്തി ‘അപ്സര ‘ വിവാഹിതയായി കരിക്കിലെ അർജുൻ രത്തന് മംഗല്യം വിവാഹ നിശ്ചയം ചിത്രങ്ങൾ കാണാം!! മരക്കാരിന് ടൈം ട്രാവൽ ചെയ്തു ഗലീലിയോ കൊടുത്തതാണോ ടെലിസ്കോപ് വിമർശനത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെ സ്വാന്തനം സീരിയലിലെ ജയന്തി ‘അപ്സര ‘ വിവാഹിതയായി കരിക്കിലെ അർജുൻ രത്തന് മംഗല്യം വിവാഹ നിശ്ചയം ചിത്രങ്ങൾ കാണാം!! മരക്കാരിന് ടൈം ട്രാവൽ ചെയ്തു ഗലീലിയോ കൊടുത്തതാണോ ടെലിസ്കോപ് വിമർശനത്തിന് പ്രിയദർശന്റെ മറുപടി ഇങ്ങനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്മകഥ എഴുതാനായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ജീവിതത്തില്‍ അതിനു ശേഷം സംഭവിക്കുന്ന അനിതരസാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള ദുരൂഹത നിറഞ്ഞ യാത്രയാണ് റൊമാന്‍ പൊളന്‍സ്കിയുടെ Ghost writer എന്ന സിനിമ തന്റെ മുന്‍ ഗാമിക്കു സംഭവിച്ച ദുരൂഹമായ മരണവും ആഡം ലാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ നിഴലുകളും തന്നെ ഏല്‍പ്പിച്ച ദൌത്യത്തെക്കാളുപരി അയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു .സിനിമ മനോഹരമായൊരനുഭവം തന്നെയായിരുന്നു .സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഘോസ്റ്റ് റൈറ്റേഴ്സിനെ കുറിച്ചുള്ള ചില ചിന്തകളായിരുന്നു Ghost writer നെ മലയാളം പദാനുവിവര്‍ത്തനം ചെയ്ത് “പ്രേത എഴുത്തുകാര്‍ “ എന്നെഴുതുമ്പോള്‍ ആദ്യം ബാറ്റണ്‍ ബോസിനെയോ ബ്രാം സ്റ്റോക്കറെയോ ഏറ്റുമാനൂര്‍ ശിവകുമാറിനെയോ ആകും ഓര്‍ക്കുക ,അതില്‍ അല്‍ഭുതമൊന്നുമില്ല .സത്യത്തില്‍ ഘോസ്റ്റ് റൈറ്ററിനു നല്ലൊരു മലയാളം വാക്കില്ല പകര്‍ത്തിയെഴുത്തുകാരനെന്നോ പകരമെഴുത്തുകാരനെന്നോ വിളിക്കുന്നതൊരു തരം ഏച്ചുകെട്ടലായി തോന്നുന്നു മറ്റൊരാള്‍ക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്ന എന്തിനെയും Ghost Writing ആയി പരിഗണിക്കാം മറ്റൊരാളുടെ ആത്മകഥ ,ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ മറ്റൊരാളെന്ന വ്യാജേനയുള്ള എന്തെങ്കിലും എഴുതേണ്ടി വരുമ്പോള്‍ എഴുതപ്പെടേണ്ട ആളായി മാറുന്ന ഒരു തരം കൂടുവിട്ടൂ കൂടുമാറലവിടെ നടക്കുന്നുണ്ട് ,ആ അര്‍ത്ഥത്തില്‍ “പ്രേതമെഴുത്ത് “ എന്ന സംജ്ഞ തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്നു തോന്നുന്നു Ghost writing പല ഘട്ടങ്ങളിലും സ്വീകരിക്കപ്പെടാം ,ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ അവസാന മിനുക്കു പണികളില്‍ വരെ ഘോസ്റ്റ് റൈറ്റേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താം ,ചിലപ്പോള്‍ ഒരു ഏകദേശരൂപരേഖയെ [ബ്ലൂ പ്രിന്റ് ഒന്നു മിനുക്കിയെടുക്കാനായി ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അവതരിപ്പിക്കുന്നത് പോലും ഘോസ്റ്റ് റൈറ്റിങ്ങിന്റെ പരിധിയില്‍ പെടാം .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് അങ്ങനെ ഒരു മുഖ്യധാരാ എഴുത്തുകാരനെ “തിരുത്താനും “ മറ്റൊരു കൃതിയിലെ ഭാഗങ്ങള്‍ അനുകരിച്ച് വെക്കാനും മാത്രം അവകാശം പബ്ലിഷിങ്ങ് സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയെക്കാള്‍ അയാളുടെ “പോപ്പുലാരിറ്റി “ ആണ് വില്‍ക്കപ്പെടുന്നതെന്നു വേണം പറയാന്‍ പലപ്പോഴും കൃതികളില്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റര്‍മാരുടെയും പ്രൂഫ് റീഡര്‍മാരുടെ വകയായും സംഭവിക്കാറുണ്ട് ചിലപ്പോള്‍ ഇതു എഴുത്തുകാരുടെ അനുവാദത്തോടെയാകണമെന്നുമില്ല ,ചിലപ്പോള്‍ ആശയക്കുഴപ്പം കൊണ്ടും സംഭവിക്കാം ,വലിയ പ്രശ്നങ്ങളൊന്നും സംഭവിക്കാത്തതു കൊണ്ട് അത് അവഗണിക്കുകയായിരിക്കും പതിവ് . പോപുലറായ ഒരു എഴുത്തുകാരന്റെ പുസ്തകത്തിനു ലഭിക്കുന്ന സവിശേഷമായ സ്വീകാര്യത മുതലെടുക്കാന്‍ വേണ്ടി പലപ്പോഴും പ്രസാധകര്‍ ഇതിനു മുന്‍ കയ്യെടുക്കാറുണ്ട് മിക്കവാറും പോപ്പുലറായ എഴുത്തുകാരുടെയൊക്കെ കൃതികള്‍ അതിന്റെ ചൂടപ്പം പോലെ വിറ്റഴിയുകയും അത്തരത്തില്‍ ഡിമാന്റുള്ള സമയത്ത് ആവശ്യത്തിനു കൃതികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസാധകന്‍ ആ എഴുത്തുകാരനുമായി ഒരു ഒത്തുത്തീര്‍പ്പിലെത്തുന്നു ,ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ എഴുതുന്ന ഏതെങ്കിലും മികച്ച Ghost writer ഉപയോഗിച്ചു ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ തന്നെ എഴുതിക്കുന്നു പ്രസാധകന്‍ എഴുത്തുകാരന്റെ പ്രസിദ്ധിയെ മുതലെടുക്കുന്നു ,എഴുത്തുകാരന് അധ്വാനമില്ലാതെ തന്നെ ആ കൃതിയുടെ പ്രതിഫലവും റോയല്‍റ്റിയും ലഭിക്കുന്നു ,പകരമെഴുതുന്നയാള്‍ക്കാകട്ടെ തന്റെ ജോലിക്കു നല്ല കൂലിയും ലഭിക്കുന്നു ഈയൊരു ഇടപാടില്‍ എല്ലാവര്‍ക്കും ലാഭമാണ് ,വിഡ്ഡികളാക്കപ്പെടുന്നത് വായനക്കാരന്‍ മാത്രവും ഒരു പക്ഷെ യഥാര്‍ത്ഥ എഴുത്തുകാരന്റെ കൃതിയെക്കാള്‍ വായനക്കാരന്‍ അത് ആസ്വദിച്ചിട്ടുണ്ടെങ്കില്‍ പക്ഷെ “വിഡ്ഡിയാക്കപ്പെടല്‍ “ ആപേക്ഷികം മാത്രമാകും സിഡ്നി ഷെല്‍ഡനൊക്കെ തന്റെ ഒരു കൃതിയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നത് ഓരോ പേജിന്റെ എണ്ണം കണക്കിലെടുത്തായിരുന്നു എന്നു കേട്ടിട്ടുണ്ട് അത്രയ്ക്കു പ്രചാരമുണ്ടായിരുന്നു ഷെല്‍ഡന്‍ കൃതികള്‍ക്കു ,ആ പ്രചാരം പ്രസാധകര്‍ നന്നായി മുതലെടുത്തിരിക്കാന്‍ സാധ്യതയുണ്ട് കാരണം സിഡ്നി ഷെല്‍ഡന്റെ അവസാനമിറങ്ങിയ പല നോവലുകള്‍ക്കും ഇത്തരത്തിലൊരു “പ്രേതബാധയുടെ “ ലക്ഷണമുണ്ടായിരുന്നതായി വായനക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട് . സര്‍ഗ്ഗധനരായ എഴുത്തുകാരെ അനുകരിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ് മികച്ച എഴുത്തുകാര്‍ക്കു സര്‍ഗ്ഗാത്മകതയുടെ ഒരു സ്വത്വരൂപമുണ്ട് ,ശൈലിയുടെ ,ഭാഷയുടെ എല്ലാം രൂപത്തില്‍ അവരുടെ എഴുത്തിനെ മനോഹരമാക്കുന്ന ഒന്ന് ,മനപ്പൂര്‍വമല്ലാതെ തന്നെ അത് അവരുടെ Identity യെ വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു .എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നു “അറബി പൊന്ന് “ എഴുതുമ്പോള്‍ പരമാവധി തനത് ശൈലിയില്‍ നിന്നു വിമുക്തമാക്കി ഒരു ഏകീകൃതശൈലിയില്‍ എഴുതാന്‍ ശ്രമിക്കണമെന്ന് പരസ്പരം ഒരു നിബന്ധന വെച്ചിരുന്നതായി കേട്ടിട്ടുണ്ട് ,പക്ഷെ എന്നിട്ട് പോലും അറബിപ്പൊന്നു വായിക്കുമ്പോള്‍ എം ടിയെയും എന്‍ പി യെയും വായിച്ചു പരിചയമുള്ള ഒരാള്‍ക്കു ഏതൊക്കെ അധ്യായം ആരൊക്കെ എഴുതിയന്ന് വ്യക്തമായി മനസ്സിലാകുമായിരുന്നു .സര്‍ഗ്ഗാത്മകതയെ അനുകരിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ ,പലപ്പോഴും ഒരു ഒപ്പിക്കലായി പോകുന്നതും നിലവാരത്തില്‍ താഴ്ന്നു പോകുന്നതും അതു കൊണ്ടാണ് മാധവിക്കുട്ടിയുടേതായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ടശ പ്രസിദ്ധീകരിച്ചിരുന്ന “വണ്ടിക്കാളകള്‍ “ ഇത്തരമൊരു പ്രേതമെഴുത്തായിരുന്നോ മാതൃഭൂമിയിലെ ഏതെങ്കിലും സബ് എഡിറ്റര്‍മാര്‍മാരുടെ രചനയായിരിക്കുമെന്ന് എന്നു ചിലപ്പോള്‍ സംശയം തോന്നിയിട്ടുണ്ട് ഭാഷയിലെ ,ശൈലിയിലെ ഒക്കെ വ്യത്യാസവും നിലവാരമില്ലായ്മയും കൊണ്ട് തോന്നിയ വെറും സംശയം മാത്രമാകാം ഒരു പക്ഷെ അവസാന കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി ബാധിച്ചിരുന്നതുമാകാം . പാശ്ചാത്യ പ്രസാധകര്‍ മാത്രമായിരുന്നില്ല ഈ പ്രേതബാധയുടെ ഉപഭോക്താക്കള്‍ മലയാള പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കെ മുറിയും ഒരു കുമ്പസാരം കണക്കെ "ചിരിക്കാം ചിന്തിക്കാം “ എന്ന തന്റെ സ്വന്തം കൃതിയില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇത്തരമൊരു കഥ പറഞ്ഞിട്ടുണ്ട് .1949 ല്‍ എന്‍ ബി എസും [National book stall] ഉം സാഹിത്യ പ്രവര്‍ത്തക സംഘവും ലയിച്ച സമയം ഡി സി കിഴക്കേമുറിയും കാരൂരുമായിരുന്നു അന്ന് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയുള്ള ആളുകള്‍ ,ഏത് വിധേനയും സാഹിത്യപ്രവര്‍ത്തക സംഘത്തിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം .ആ‍യിടയ്ക്ക് പാഠപുസ്തക കമ്മിറ്റി പാഠ്യപദ്ധതിയിലേക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതായൊരു വാര്‍ത്ത ഡി സി കിഴക്കേ മുറി കാണുന്നത് .അതിലേക്കൊരു പുസ്തകം തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ ചിലവാകും ,സാമ്പത്തികമായി വലിയ നേട്ടമായിരുന്നു .ഡി സി കിഴക്കേമുറി ഇക്കാര്യം കാരൂരുമായി ചര്‍ച്ച ചെയ്തു ,കാരൂരിന്റെ കയ്യിലാണെങ്കില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കൃതികളൊന്നും തന്നെയില്ല ,പെട്ടെന്നൊരു പുസ്തകം എഴുതാനുള്ള സമയവുമില്ല ,അപ്പോഴാണ് ഡി സി കാരൂരിനോട് പറയുന്നത് അപ്രശസ്തമായ ഏതെങ്കിലും ഒരു ചെറിയ കൃതി കാരൂരിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കാം എന്ന് ,ആദ്യമൊന്നും കാരൂര്‍ സമ്മതിച്ചില്ലെങ്കിലും “സാഹിത്യ പ്രവര്‍ത്തക സംഘത്തിനു ഇതു കൊണ്ടുണ്ടാകുന്ന നേട്ടമോര്‍ത്തു അവസാനം അതിനു സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് തിരുവല്ലാ കേശവപ്പിള്ളയെന്ന അധ്യാപകന്റെ അപ്രസിദ്ധമായ “ബാലചന്ദ്രന്‍ “ എന്ന കൃതി സാഹിത്യ പ്രവര്‍ത്തക സംഘം വാങ്ങുകയും കാരൂരിന്റെ പേരില്‍ പാഠ പുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്തത് ഇതില്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിനു നല്ല ലാഭം കിട്ടി ,തിരുവല്ല കേശവപ്പിള്ളക്ക് പ്രതിഫലവും ,കാരൂരിന് ഇതില്‍ സാമ്പത്തികമായി അഞ്ച് പൈസയുടെ നേട്ടമുണ്ടായില്ല എന്നു ഡി സി ആണയിടുന്നു ,അതിനൊപ്പം ഈ “കൊള്ളരുതായ്മ “ യുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു .രസകരമായ സംഗതി “ബാലചന്ദ്രന്‍ “ എന്ന കാരൂരിന്റെ വ്യത്യസ്ഥമായ കൃതിയെക്കുറിച്ച് പില്‍ക്കാലത്ത് ഒരു പാട് ചര്‍ച്ചകള്‍ നടന്നു ഇവിടെ പ്രസാധകന്റെ സത്യസന്ധമായ തുറന്നു പറച്ചില്‍ കൊണ്ട് “ബാലചന്ദ്രന്റെ “പിതൃത്വം“ വെളിവാക്കപ്പെട്ടു ,പക്ഷെ എത്രയോ “പ്രേതകഥകള്‍ “ ആരുമറിയാതെ അണിയറയിലവസാനിച്ചിട്ടൂണ്ടാകാം . മാതൃഭൂമിയുടെ കാര്യം പറയുമ്പോള്‍ എം പി വീരേന്ദ്രകുമാറെന്ന സാഹിത്യകാരനെ വിട്ടുപോകാന്‍ പാടില്ല്ലാത്തതാണ് അത്രക്കധികം “ആരോപണങ്ങള്‍ “ ഈ പ്രേതമെഴുത്തിന്റെ കാര്യത്തില്‍ അദ്ദേഹം കേട്ടിട്ടുണ്ടാകണം .ഉണ്ണികൃഷ്ണന്‍ പുതൂരിനെക്കൊണ്ടും മാതൃഭൂമിയില്‍ പുതിയതായി വരുന്ന സബ് എഡിറ്റര്‍ ട്രയിനീസിനെക്കൊണ്ടുമാണ് അദ്ദേഹത്തിന്റെ മഹത്തായ കൃതികള്‍ പടച്ചു വിടുന്നതെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട് പക്ഷെ ഒരു പത്രവും വാരികയും കയ്യില്‍ രണ്ട് എം എല്‍ എ മാരുള്ള ഒരു ദേശീയ പാര്‍ട്ടിയും അളവറ്റ സമ്പത്തുമുള്ളതു കൊണ്ട് അതൊന്നുമേശാതെ അദ്ദേഹം നിരന്തരം പുരസ്കാര ലബ്ദനാകുന്നു ഇത് മനോഹരമായിട്ടുണ്ട്. ഒരു പ്രേതന്‍-പ്രേതമെഴുത്തുകാരനെ ചുരുക്കിയതാണ്‌-ആകും എന്നു ഞാന്‍ വീമ്പു പറഞ്ഞിട്ടുള്ളതാണ്‌. കാശുകിട്ടുമെങ്കില്‍ പരേതനായി വേണമെങ്കിലും എഴുതാം. PhD Theses എഴുതിക്കിട്ടുന്നുണ്ട്. ചിലപ്പോള്‍ നമ്മള്‍ കൊടുക്കുന്ന വിഷയം ചിലപ്പോള്‍ എഴുത്തുകാരന്റെ കയ്യില്‍ data ഉള്ള വിഷയത്തില്‍ ഓരോന്നിനും ഓരോ നിരക്കാണ്‌. കേട്ടറിവാണ്‌. ഇതൊക്കെ ഉണ്ട് എന്നു തന്നാണ്‌ വിശ്വാസം. ഭാവിയില്‍ പ്രേതനായേക്കാവുന്ന ഒരുവന്റെ ആശംസകള്‍ കുറെ കാലങ്ങള്‍ കൂടി ശക്തമായതും, തികച്ചും സത്യസന്ധമായതുമായ കുറച്ചു വാക്കുകള്‍ ഇ -ലോകത്ത് വായിച്ചത് ഇത് മാത്രമാണ്.ഈ അക്ഷരങ്ങള്‍ ദൈവത്തേയും,പ്രേതത്തെയും ഒരു പോലെ ഉണര്‍ത്തി ചിന്തിപ്പിക്കട്ടെ ഈ ശ്രേണിയിലെ നിലവില്‍ അറിയപെടുന്ന ചില (കു)പ്രസിദ്ധരായ എഴുത്തുകാരായ(പേന ഉന്തുകാരായ) പലരുടെയും പേരുകള്‍ പരാമര്‍ശിക്കാതെ വിട്ടതിന്റെ പ്രതിഷേധം ശക്തമായ ഭാഷയില്‍ ഇവിടെ രേഖപെടുത്തുന്നു. ഇത്രയും എഴുതിയ ചങ്കൂറ്റത്തിനു അഭിനന്ദനങ്ങള്‍ നന്ദി..സ്നേഹം. ഇഗ്ഗോയ് മിക്കവാറും അക്കാഡമിക് പ്രൊജക്റ്റുകള്‍ ഘോസ്റ്റ് പ്രൊജക്റ്റുകള്‍ തന്നെയാണ് ,എന്റെ എം ബി എ യുടെ രണ്ട് പ്രൊജക്റ്റില്‍ ഒന്നു ഞാന്‍ കാശു കൊടുത്തു വാങ്ങിയതാണ് ,യഥാര്‍ത്ഥത്തില്‍ ചെയ്ത പ്രൊജക്റ്റിനെക്കാള്‍ മാര്‍ക്കും കിട്ടി വെള്ളരിപ്രാവ് “ഈ ശ്രേണിയിലെ നിലവില്‍ അറിയപെടുന്ന ചില (കു)പ്രസിദ്ധരായ എഴുത്തുകാരായ(പേന ഉന്തുകാരായ) പലരുടെയും പേരുകള്‍ പരാമര്‍ശിക്കാതെ വിട്ടത് “ അങ്ങനെ മനപ്പൂര്‍വ്വം വിട്ടതൊന്നുമല്ല ,എനിക്കതേ കുറിച്ചൊക്കെ ചില ഊഹങ്ങളല്ലാതെ ശരിയായ അറിവൊന്നുമില്ല ,അറിയാവുന്ന പറയൂ പരദൂഷണം കേള്‍ക്കുന്നതില്‍ പരം സുഖം വേറെയില്ല . പരദൂഷണം കേള്‍ക്കുന്നതില്‍ പരം സുഖം വേറെയില്ല . ‘പ്രേതമെഴുത്ത്’ ഇങനെ ഒരു സംഭവം ഉണ്ടെന്നു ഇപ്പോഴാണു മനസ്സിലായെ നല്ലൊരു പോസ്റ്റ് നല്ല എഴുത്ത് ഇപ്പൊഴും പ്രേതമെഴുത്തുകാരെ കുറിച്ച് ഒരു ഊഹാപോഹം മാത്രമേയുള്ളു..വീരേന്ദ്രകുമാര്‍,ഉണ്ണികൃഷ്ണന്‍ പുതൂര്‍ എന്നിവരേ കുറിച്ച് മുന്‍പോരിക്കല്‍ ഒരു ചര്‍ച്ചയില്‍ വിഷ്ണു കമെന്റിയത് ഇവിടെ ഓര്‍ക്കുന്നുണ്ട്..ചില കൃതികള്‍ വായിക്കുമ്പോള്‍ പലപ്പോഴും തീഓന്നിയിട്ടുള്ള് അചില സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ബ്ലോഗിലുണ്ട്.. നല്ലൊരു പോസ്റ്റ് കാര്യങ്ങള്‍ കലക്കിട്ടുണ്ട് . ഖദീജാ മുംതാസിന്റെ മുഖം മറച്ചവള്‍ എന്ന് അര്‍ഥം വരുന്ന അറബി പദത്തിന്റെ ഒരു പ്രശസ്ത നോവലില്‍ കെ പി രാമനുണ്ണി എഴുതിയ ഭാഗങ്ങള്‍ ഉണ്ടെന്നു ഒരു കിംവദന്തി ഉണ്ടായിരുന്നു രാമനുണ്ണിയെ വായിക്കുന്ന ആര്‍ക്കും അതൊക്കെ തോന്നുകയും ചെയ്യും പക്ഷെ നമ്മള് എന്തിനാ അതൊക്കെ പറയുന്നത് പിന്നെ കൂലി എഴുത്തിനു മലയാളത്തില്‍ നല്ല കാശ് കിട്ടില്ല എന്ന് ഞാന്‍ സമ്മതിക്കില്ല @ ആലിഫ് ബര്‍സ യെ കുറിച്ചാണോ ?ഞാന്‍ രാമനുണ്ണിയുടെ കൃതികളധികം വായിച്ചിട്ടില്ല ,ജാതി ചോദിക്കാം ,പിന്നെ ജീവിതം ഒരു ആര്‍ത്തിക്കാരന്റെ കയ്യില്‍ ഇതൊക്കെയാണ് വായിച്ചതെന്ന് തോന്നുന്നു ,ബര്‍സയും വായിച്ചിട്ടില്ല എന്നാലും ഇത് പോലെ ചിലതൊക്കെ കേള്‍ക്കുമ്പോളൊരു കൌതുകമാണ് ,രസല്ലെ ഇങ്ങനെ പരദൂഷണം പറേണത് രാമനുണ്ണിയുടെ രണ്ടു മൂന്നെണ്ണം വായിച്ചാല്‍ മതി കഴിവുള്ളവരെന്തിനാ ഈ പണിക്കു പോകുന്നത് എന്നാണു മനസ്സിലാകാത്തത് ഒരു മാതിരി പുനത്തില്‍ മോഷ്ട്ടിച്ച പോലെ മാറാപ്പില്‍ ഉണ്ടാകുമ്പോഴും ആരാന്റെ പത്തായത്തില്‍ പോയി കയ്യിട്ടു വാരും .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് കുഞ്ഞാക്ക അറിഞ്ഞിട്ടുണ്ടാകില്ല ,ഏതോ എഡിറ്റന്‍ പറ്റിച്ച പണിയാണ് ജീവിതസമരത്തിന്റെ അവതാരിക കെ. ബാലകൃഷ്ണന്‍ പേരു വെച്ചെഴുതി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അരുണ്‍ ഷോറിയുടെ പേരില്‍ ഇറങ്ങിയ പല കൃതികളും അന്വേഷണാത്മക റിപ്പോട്ടുകളും അദ്ദേഹത്തിന്‍റെ സബ് എഡിറ്റര്‍മാര്‍ എഴുതുന്നതിയാതായിരുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. അതി പ്രഗല്‍ഭനായ ഷോറിക്ക് അങ്ങനെയൊരു ആവശ്യമുണ്ടോ എന്ന് സംശയിച്ചിരുന്നു. എന്നാല്‍ ഇയ്യിടെ വായിച്ച ബി.ജി. വര്‍ഗീസിന്‍റെ ആത്മകഥയില്‍ തന്‍റെ സബോഡിനെയ്‌റ്റ് ആയിരുന്ന ഷോറിയുടെ വേലകളും അതിന്‍റെ പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്ന മുറുമുറുപ്പകളും അവസാനം ഗോയങ്കക്ക് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നതും (പിന്നെ എഡിറ്റര്‍ ആയി തിരിച്ചെടുത്തു)നീട്ടിപ്പറയുന്നുണ്ട്. ഇത് പ്രേതമെഴുത്തില്‍ പെടുമോ എന്നറിയില്ല. പ്രതിഫലമില്ലാത്ത പ്രേതമെഴുത്ത് ഞാന്‍ ഒരു പാട് നടത്തിയിട്ടുണ്ട്, ഇപ്പോഴും നടത്തുന്നു. ചില പ്രതങ്ങള്‍ അത് വിളിച്ചു പറഞ്ഞ് നമുക്ക്‌ മാര്‍ക്കറ്റ്‌ ഉണ്ടാക്കിത്തരികയും ചെയ്യും. ജൂനിയര്‍ ക്ലാസിലെ ഒരു പെണ്ണിനെ നോക്കി വെള്ളമിറക്കി നടന്നിരുന്ന സഹപാഠിക്ക് പ്രേമലേഖനമെഴുതിക്കൊടുത്തതാണ് ഞാന്‍ നടത്തിയ ആദ്യത്തെ പ്രേതമെഴുത്ത്. അവര്‍ കല്യാണം കഴിഞ്ഞ് ചില്ലറ വഴക്കുകളൊക്കെയായി കഴിഞ്ഞ് കൂടുന്നു. എന്‍റെ എഴുത്താണ് അവളെ വീഴ്ത്തിയത് എന്ന്‍ ഇടയ്ക്കിടെ അവന്‍ പറയാറുണ്ടെങ്കിലും എനിക്കത് വിശ്വാസമില്ല, അത്രമാത്രം ഭൂതബാധ എനിക്ക് അവന്‍റെ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. എന്നെ കാണുമ്പോഴൊക്കെ ഒരു മാതിരി അളിഞ്ഞ ചിരി ചിരിക്കുന്ന അവളുടെ മുന്‍പില്‍ ഞാന്‍ ചെറുതായിപ്പോക്കാറുണ്ട്. വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു . റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാ എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ . ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് ഓ വി വിജയനല്ല വിജയന്‍ പോലും പലപ് കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമ ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ് കഥയല്ലിതു ജീവിതം ഒരു റിയാലിറ്റി മെഗാഷോ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത് ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തില ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ല 'ശ്രീമദ് ഭാഗവതം' പരമ്പരയാവുന്നു; ഇതിഹാസ പരമ്പരയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു 'ശ്രീമദ് ഭാഗവതം' പരമ്പരയാവുന്നു; ഇതിഹാസ പരമ്പരയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു Srimad Bhagavatam to be telecasted a tele-serial ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥനങ്ങളിലും പരമ്പരയുടെ ലൊക്കേഷനുകൾ ഉണ്ടാകും 'ശ്രീമദ് ഭാഗവതം Srimad Bhagavatam) ടെലി പരമ്പരയായി (tele- serial) ഒരുങ്ങുന്നു. എറണാകുളത്ത് വച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ മേൽശാന്തി സുമേഷ് നമ്പൂതിരി ടൈറ്റിൽ ലോഞ്ച് ചെയ്തു. പരമ്പരയിൽ പരീക്ഷിത്ത് മഹാരാജാവായി എത്തുന്നത് നടൻ ഹരി വർമ്മയാണ്. ആട് 2 (Aadu 2 പരോൾ (Parole) തുടങ്ങിയ പ്രധാന സിനിമകളിൽ വേഷം അവതരിപ്പിച്ച നടനാണ് ഹരി വർമ്മ. വേദ ഇന്റർനാഷണൽ മീഡിയ ഹബ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഇതിഹാസ പരമ്പരയുടെ ക്യാമറയും സംവിധാനവും നിർവഹിക്കുന്നത് മലയാളത്തിലെ ഛായാഗ്രാഹകൻ അനിൽ ഈശ്വർ ആണ്. അനിലിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മൂല ഭാഗവതത്തെ അടിസ്ഥാനമാക്കിയാണ് പരമ്പര ചിത്രീകരിക്കുന്നത്. ആദ്യം മലയാളത്തിൽ ചിത്രീകരിക്കുന്ന ഈ ബ്രഹ്മാണ്ഡ പരമ്പര ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മൊഴിമാറ്റപ്പെടും. ആഗോള ഭാഷയായ ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, അറബിക്, ഇറ്റാലിയൻ, ജർമൻ ഭാഷകളിലേക്കും മൊഴിമാറ്റം നടത്താനാണ് ഉദ്ദേശം. ഏതാണ്ട് 1200ഓളം എപ്പിസോഡുകൾ ആയിരിക്കും സംപ്രേക്ഷണം ചെയ്യുക. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പ്രശസ്ത ഗായകരും, സംഗീത സംവിധായകന്മാരും, ഗാന രചയിതാക്കളും, തിരക്കഥാകൃത്തുക്കളും, ടെക്‌നീഷ്യന്മാരും ഒന്നിച്ച്‌ അണിനിരക്കുന്ന, ഒപ്പം തന്നെ ഏതാണ്ട് 1300ഓളം ക്യാരക്ടർ റോളുകൾ ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ പരമ്പരയായിരിക്കും 'ശ്രീമദ് ഭാഗവതം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥനങ്ങളിലും പരമ്പരയുടെ ലൊക്കേഷനുകൾ ഉണ്ടാകും. ഇതിഹാസ പരമ്പരയുടെ ശീർഷക ഗാനം രചിച്ചിരിക്കുന്നത് ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.എസ്. രാധാകൃഷ്ണനുമാണ്. ഗായകൻ പി. ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സംഭാഷണം നിർവഹിച്ചിരിക്കുന്നത് പദ്മകുമാർ മാസ്റ്റർ ആണ്. ഇന്ത്യൻ സിനിമാ രംഗത്തെ പ്രഗൽഭരായ ടെക്‌നീഷ്യൻസാണ് എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ഈ ഇതിഹാസ പരമ്പര ഇന്ത്യൻ മീഡിയ രംഗത്ത് ഒരു ചരിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു വർഷത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് ഈ ഇതിഹാസ പരമ്പര ചിത്രീകരണത്തിനായി ഒരുങ്ങുന്നത്. പത്തോളം ഓഡിഷനിലൂടെയാണ് പരമ്പരയുടെ ആദ്യ എപ്പിസോഡുകൾക്കായുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്. 2021 നവംബർ രണ്ടാംവാരത്തോടെ ആദ്യ ചിത്രീകരണം ബാംഗ്ലൂരിൽ തുടങ്ങും. പി.ആർ.ഒ മഞ്ജു ഗോപിനാഥ്. 'ശ്രീമദ് ഭാഗവതം' പരമ്പരയാവുന്നു; ഇതിഹാസ പരമ്പരയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു State Film Award 51-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു CBI 5 സേതുരാമയ്യര്‍ ഈസ് ബാക്ക്; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കം M LAL Cineplex ഷൊര്‍ണൂര്‍ മേളം തിയറ്റർ ഇന്നുമുതൽ 'എം ലാല്‍ സിനിപ്ലക്സ്' ആരാധന തൊലിക്ക് പിടിച്ചാൽ എന്താ ചെയ്ക? മരയ്ക്കാർ ടാറ്റു പതിപ്പിച്ച് ലാലേട്ടൻ ഫാൻ Sowbhagya Venkitesh പ്രസവത്തിനായി പോകും മുൻപ് റൂമിനുള്ളിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ് Maanaadu മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച;'മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു' Thel movie ജാസി ഗിഫ്റ്റിന്റെ 'അഴകിയ പുതു മഴവിൽ' ഗാനവുമായി 'തേൾ' സിനിമ 83 Movie ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലെ ലോകകപ്പ് വിജയം; മലയാളത്തിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ് Marakkar ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്‌ Kurup 14 ജില്ലകളില്‍ 75ഓളം സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനം; വേറിട്ട വിജയാഘോഷവുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ജാഗ്രത; ഭിത്തിയില്‍ ചുണ്ണാമ്പ് കൊണ്ട് അടയാളം; ലക്ഷ്യം പിന്‍വാതില്‍ കുറുവ' പേടിയില്‍ കോട്ടയം ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയമില്ല; മിന്നല്‍ സന്ദര്‍ശനം തുടരും; വിമര്‍ശിക്കുന്നവർ വിമര്‍ശിക്കട്ടെയന്ന് മന്ത്രി റിയാസ് 'വല്ലാത്ത ഒരു തോല്‍വി തന്നെ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട് Omicron ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ? അഭിനേതാക്കള്‍ മുകേഷ് ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ജഗതി ശ്രീകുമാര്‍,ക്യാപ്റ്റന്‍ രാജു,ബൈജു സന്തോഷ് ,ടോണി,കലാഭവൻ നവാസ്‌ ,കോട്ടയം നസീർ ,വിജയകുമാർ,സലിം കുമാര്‍,ശ്രീ ലക്ഷ്മി ,മാതു,സോണിയ,കനകലത ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെ ബയേൺ പരാജയപ്പെടുത്തിയത് മാത്രമല്ല ഫുട്ബോൾ ലോകത്ത് നിന്നുള്ള പുതിയ വാർത്ത. റോബർട്ട് ലെവൻഡോസ്‌കിയുടെ മനോഹര ബൈസിക്കിൾ കിക്ക് ഗോളാണ് പുതിയ ചർച്ച. മഞ്ഞു വീണു കൊണ്ടിരിക്കുന്ന കീവിലെ പുൽ മൈതാനത്തെ ആവേശത്തിലാഴ്ത്തിയ ഗോൾ കളിയുടെ 14 -ാം മിനിറ്റിലായിരുന്നു. ലെവൻഡോസ്‌കിയുടെ ഇരുകാലുകളും ആകാശത്തിലേക്കുയർന്നു ബോളിൽ തൊട്ടു. കീപ്പറിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, നേരെ വലയിലേക്ക്. 2021ലെ താരത്തിന്റെ 64-ാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് കൊമാൻ കൂടെ ഗോൾ നേടിയതോടെ 2-0ന്റെ ലീഡിലെത്താൻ ബയേണിനായി. രണ്ടാം പകുതിയിൽ ഗമാഷിലൂടെ ഒരു ഗോൾ ഹോം ടീം മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. അഞ്ചു മത്സരങ്ങളിൽ 15 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബയേൺ. അതേസമയം,ചാമ്പ്യൻസ്‍ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക്ക്, ചെൽസി, യുവന്റസ് എന്നിവർ പ്രീക്വാർട്ടറിലെത്തി. നിർണായക മത്സരത്തിൽ ബാഴ്സലോണ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങി. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നേരിടേണ്ട ബാഴ്സയ്ക്ക് മുന്നേട്ടുള്ള പോക്ക് ദുഷ്ക്കരമാണ്. ഹോംഗ്‌കോങ്: കമ്യൂണിസ്റ്റ് ചൈനയില്‍ ഏറ്റവും അധികം ആളുകള്‍ ആരാധന നടത്തുന്ന ക്രിസ്ത്യന്‍ പള്ളി പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ത്തു. ഷാന്‍ക്‌സി മേഖലയിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്റ് ചര്‍ച്ച് ആണ് തകര്‍ത്തത്. 50,000ത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആരാധന നടത്തുന്ന പള്ളിയായിരുന്നു ഇത്. വലിയ മെഷീനുകളും ഡൈനാമിറ്റുകളും ഉപയോഗിച്ചാണ് പള്ളി തകര്‍ത്തത്. ഷാന്‍ക്‌സിയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തകര്‍ക്കപ്പെടുന്ന രണ്ടാമത്തെ പള്ളിയാണിത്. കമ്യൂണിസ്റ്റ് ചൈനയില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പള്ളി തകര്‍ത്തത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഭരണത്തിലേറിയതിന് ശേഷം രാജ്യത്ത് നിരവധി പള്ളികളാണ് തകര്‍ക്കപ്പെട്ടത്. അതുമല്ലെങ്കില്‍ പള്ളികളുടെ മകുടമോ കുരിശോ അവിടെ നിന്ന് നീക്കം ചെയ്യും. ക്രിസ്ത്യന്‍ മതത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരെ നാളുകളായി പുലര്‍ത്തുന്ന അകല്‍ച്ചയുടെ ഭാഗമായാണ് ഈ നീക്കങ്ങൾ. ജനസംഖ്യയുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഈ ഉൽ‌പ്പന്നങ്ങൾ‌ “എല്ലായ്‌പ്പോഴും, മതിയായ അളവിൽ‌, ഉചിതമായ ഡോസേജ് ഫോമുകളിൽ‌, ഉറപ്പുള്ള ഗുണനിലവാരവും മതിയായ വിവരങ്ങളും, വ്യക്തിക്കും സമൂഹത്തിനും താങ്ങാവുന്ന വിലയിൽ‌” ലഭ്യമായിരിക്കണം. മുറിയില്‍ പൂട്ടിയിട്ടു, ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി; മോന്‍സനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമം janakeeyam മുറിയില്‍ പൂട്ടിയിട്ടു, ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി; മോന്‍സനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമം മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പോക്‌സോ കേസിലെ പരാതിക്കാരി. കോടതിയിൽ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. ഡോക്ടർമാർ ഭീഷണിപ്പെടുത്തിയതായും മോൻസന് അനൂകൂലമായ സംസാരിച്ചതായും പരാതിയിൽ പറയുന്നു. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ട പെൺകുട്ടി മജിസ്ട്രേറ്റിനെയും ഇക്കാര്യം അറിയിച്ചു. മോൻസൻറെ വീട്ടിലേക്ക് അമ്മയ്ക്കൊപ്പം പോകേണ്ട കാര്യമെന്തായിരുന്നുവെന്നും അച്ഛനുമായി നിങ്ങൾ സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചതായാണ് പെൺകുട്ടി പറഞ്ഞത്.മോൻസൻറേത് നല്ല കുടുംബമാണ് എന്ന് പറഞ്ഞ ഡോക്ടർമാർ പൊലീസിന് കൊടുത്ത മൊഴി ഉൾപ്പടെ പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു. ഇതിനിടെ ഭക്ഷണവുമായി എത്തിയ ബന്ധു കോടതിയിൽ പോകേണ്ട കാര്യം ഓർമ്മിപ്പിച്ചപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിട്ടെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ബലമായി വാതൽ തള്ളിതുറന്ന് ഇരുവരും പുറത്തേക്ക് എത്തിയത്. തുടർന്ന് കോടതിയിലെത്തി നടന്ന കാര്യങ്ങൾ മുഴുവൻ മജിസ്ട്രേറ്റിനെ അറിയിച്ചു. മജിസ്ട്രറ്റിൻറെ നിർദ്ദേശപ്രകാരം എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തി. തുടർന്ന് രാത്രി ഏഴ് മണിയോടെ പെൺകുട്ടി കളമശ്ശേരി പൊലീസ് സ്റ്റഷനിൽ എത്തി പരാതിപ്പെടുകയുമായിരുന്നു.എന്നാൽ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷേധിച്ചു. അറിയേണ്ട കാര്യങ്ങൾ മാത്രമേ പരിശോധനയ്ക്കിടെ ചോദിച്ചിട്ടുള്ളു എന്നാണ് അധികൃതരുടെ വിശദീകരണം. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടും തിരുവനന്തപുരം നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ ഒമ്പതു പോലീസുകാരൻ പ്രതികളായിട്ടുള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ […] പത്തനംതിട്ട ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 338 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 5 2. പന്തളം 3 3. പത്തനംതിട്ട 8 4. തിരുവല്ല […] ‘കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകണം’; മുകേഷ് എംഎൽഎയെ ട്രോളി ശ്രീജിത്ത് പണിക്കർ സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന് മുകേഷ് എംഎൽഎയ്ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. തുടർന്ന് എംഎൽഎ തന്നെ വിവാദത്തിൽ വിശദീകരണവുമായി എത്തിയിരുന്നു.തന്നെ മനഃപൂർവം പ്രകോപിപ്പിക്കാൻ ആരോ ചെയ്ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നും മുകേഷ് പറയുന്നു. എന്നാൽ സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുമാകയാണ് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. ശ്രീജിത്ത് പണിക്കരുടെ […] Covid in Kerala Today: സംസ്ഥാനത്ത് 7738 പേ‍ര്‍ക്ക് കൊവിഡ് ബാധ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത് Samayam Malayalam ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! സംസ്ഥാനത്ത് 7738 പേ‍ര്‍ക്ക് കൊവിഡ് ബാധ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 30,685 ആയി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ കൊവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,36,928 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ മടങ്ങിയെത്തും; പ്രഖ്യാപനം നാളെ കൊല്ലം കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ച യുവാവിന് ക്രൂരമര്‍ദ്ദനം; 18കാരന്‍ പിടിയില്‍ Adv: സ്പീക്കറുകളും ഹെഡ്ഫോണുകളും 50% വരെ വിലക്കിഴിവിൽ! കണ്ണൂര്‍ അജ്ഞാത മൃതദേഹം തീവണ്ടിയിൽ കുരുങ്ങിയ നിലയിൽ, കാൽപാദം അറ്റുപോയി; സംഭവം പയ്യന്നൂരിൽ ലോകവാര്‍ത്തകള്‍ പ്രസവിക്കാൻ ഒരു മണിക്കൂർ; നിറവയറുമായി ആശുപത്രിയിലേയ്ക്ക് സൈക്കിൾ ചവിട്ടി ന്യൂസീലാൻഡ് എംപി ഇന്ത്യ ഒമിക്രോണ്‍: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക ആലപ്പുഴ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കേരളം ആയുധമേന്തി, അടിവസ്ത്രം ധരിച്ച് മോഷ്ടാക്കൾ; കോട്ടയത്ത് കുറുവാസംഘമോ? ജാഗ്രതാ നിർദേശം കേരളം മമ്പറം ദിവാകരനെ പിന്തുണച്ച കെകെ പ്രസാദിന് സസ്പെൻഷൻ ക്ലാസ് റൂം 'വിദ്യാനിധി' പദ്ധതിക്കു നാളെ തുടക്കം; സർക്കാരിന്റെ വമ്പൻ പദ്ധതി വിദ്യാർഥികൾ അ‌റിയാതെ പോകരുത് ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എയറോസ്േപസ് എക്സിബിഷനായ ദുബൈ എയർഷോക്ക് ഇനി രണ്ട് ദിനം മാത്രം. നവംബർ 14 മുതൽ 18 വരെ നടക്കുന്ന എയർഷോയിൽ പെങ്കടുക്കുന്നതിനായി വിമാനങ്ങളും വിമാന നിർമാതാക്കളും ശാസ്ത്രജ്ഞൻമാരും എയലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനീക ഉദ്യേഗസ്ഥരുമെല്ലാം എത്തി. കോടാനുകോടി ദിർഹമിെൻറ വ്യാപാര ഇടപാടുകൾ നടക്കുന്ന എയർഷോയിൽ 1200 സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും. ദുബൈ വേൾഡ് സെൻട്രലിലാണ് മേള. ബോയിങ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിങ് 777Xെൻറ അരങ്ങേറ്റം ദുബൈ എയർഷോയിലാണ്. സീറ്റിൽ നഗരത്തിൽ നിന്ന് 15 മണിക്കൂർ യാത്ര ചെയ്താണ് ബോയി 777 ദുബൈയിൽ എത്തിയിരിക്കുന്നത്. വിമാനത്തിെൻറ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. നിരവധി വിമാനക്കമ്പനികൾ ഇവനെ ഏറ്റെടുക്കാനെത്തും. 2023ഒാടെയാണ് സർവീസ് തുടങ്ങുക. മഹാമാരിയിൽ ആടിയുലഞ്ഞ വ്യോമയാന മേഖലക്ക് കരുത്തേകാൻ കഴിയുന്നതായിരിക്കും മേള. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകർക്ക് അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയർഷോയായിരിക്കും ഇത്. ആയിരക്കണക്കിന് സന്ദർശകർ എയർഷോയിലേക്ക് എത്തും. രണ്ട് വർഷം കൂടുേമ്പാഴാണ് മേള നടക്കുന്നത്. ഓരോവർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്. യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് ഉൾപെടെയുള്ളവ ആയിരം കോടിയിലേറെ ദിർഹമിെൻറ കരാറുകൾ ഒപ്പുവെക്കും. തിരൂർ: പുതുതലമുറക്ക് പ്രചോദനമാകുകയാണ് 10ാം ക്ലാസ് വിദ്യാർഥിനിയായ ഹുസ്നയുടെ ജീവിതം. തിരൂർ പൂങ്ങോട്ടുകുളം സ്മാസ് ട്രാവൽസ് ഉടമയായ പിതാവിനെ സഹായിക്കാൻ കുട്ടിക്കാലത്ത് തന്നെ സമയം കണ്ടെത്തിയ ഹുസ്ന നിലവിൽ സ്ഥാപനത്തിലെ ടൂർ ഓപറേറ്ററാണ്. അഞ്ചാം ക്ലാസ് മുതലാണ് ട്രാവൽസ് രംഗത്തേക്കിറങ്ങിയത്. കസ്റ്റമേഴ്സിനെ ഫോണിലൂടെ ബന്ധപ്പെടുന്നതും മാർക്കറ്റിങ്ങും ബുക്കിങ്ങും എല്ലാം ഹുസ്ന ഭംഗിയായി ചെയ്യും. പഠനത്തെ ബാധിക്കാതെയാണ് ഈ ജോലി. ട്രാവൽസ് നടത്തിപ്പിൽ മകൾ ഉഷാറായതോടെ പിതാവ് സ്മാസ് മുഹമ്മദിന് ജോലിഭാരം കുറഞ്ഞു. മറ്റ് ബിസിനസുകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുകയാണ് അദ്ദേഹം. ട്രാവൽസിെൻറ മുഴുവൻ പ്രവർത്തനവും ഒറ്റക്ക് നിർവഹിക്കാനായെന്നും സ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന വരുമാനം തെൻറ കാര്യങ്ങൾക്ക് ചെലവഴിക്കാനാകുന്നുണ്ടെന്നും 15 വയസ്സുകാരിയായ ഹുസ്ന പറയുന്നു. തിരൂർ ഫാത്തിമ മാതാ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. പച്ചാട്ടിരി പാലപ്പെട്ടി മുഹമ്മദ്-സഫിയ ദമ്പതികളുടെ മകളാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിനി സന സഹോദരിയാണ്. ഭാരതത്തിന്റെ ഉള്ളും ഉടലും അറിയാന്‍ മോഹിക്കുന്ന സഞ്ചാരികള്‍ക്കായ് വിദേശത്ത് തയാറാക്കപ്പെട്ട ട്രാവലോഗുകളിലൊന്നിന്റെ പുറംചട്ടയില്‍ ഇന്ത്യയെ പരിചയപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സന്ന്യാസിമാര്‍ക്കും ഹിജഡകള്‍ക്കുമൊപ്പം ഈ നാടിന്റെ ആത്മരഹസ്യമായി സാരിയെ പ്രതിഷ്ഠിക്കുന്നതിലൂടെ യാത്രാനുഭൂതിയുടെ കച്ചവടക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഈ തലക്കെട്ടിലെന്നപോലെ ഉള്ളിലുള്ളതെല്ലാം വായിച്ചറിയാന്‍ ക്ഷണിക്കുന്ന ഒരു പരസ്യമുഖമുണ്ട് സാരിക്കും. പുരുഷവസ്ത്രങ്ങള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമ്പോള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും പാകിസ്ഥാനും ബംഗ്ളാദേശുംപോലെയുള്ള അയല്‍രാജ്യങ്ങളിലും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സാരിയുടുക്കുന്നവരുണ്ട്. പൈജാമയും ജുബ്ബയും, മുണ്ടും ഷര്‍ടും, പാന്റും കോട്ടും ഒരേ തരത്തില്‍ പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ ദേശീയവസ്ത്രമായി സാരി അവരോധിക്കപ്പെടുന്നു. എന്നാല്‍ മാറിയ സാഹചര്യങ്ങളില്‍, സ്ത്രീയുടെ താല്പര്യം തന്നെയാണോ അവളെ സാരിയുടുപ്പിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്‍മുമ്പില്‍ മൂന്നു തരക്കാരെ കാണാം. ഇഷ്ടംകൊണ്ടും ശീലംകൊണ്ടും സാരിയുടുക്കുന്നവര്‍, സാമൂഹിക നിബന്ധനകള്‍ സാരിയുടുപ്പിക്കുന്നവര്‍, ഇഷ്ടത്തിനും വസ്ത്രത്തിനുമിടയില്‍നിന്ന് സാരിയെ മാറ്റി നിര്‍ത്തിയവര്‍. സാരിയെന്നല്ല, ഏതൊരു വസ്ത്രവും സാമൂഹ്യബോധത്തിന്റെ ഉല്പന്നമാണ്. സമൂഹം നിഷ്കര്‍ഷിക്കുന്ന അതിര്‍വരമ്പുകള്‍ അവ സ്വീകരിക്കുന്നു. എന്നാല്‍ വ്യക്ത്യധിഷ്ഠിതമായ തെരഞ്ഞെടുപ്പുകള്‍ക്കും സ്വയം പാകപ്പെടുത്തലിനും ഇടംനല്‍കുന്നില്ലെങ്കില്‍ ഇത്തരം നിഷ്കര്‍ഷകള്‍ പരിപോഷിക്കപ്പെടില്ലെന്നുറപ്പ്. ഉടയാടകളില്‍ കാലങ്ങള്‍കൊണ്ട് വന്നുചേര്‍ന്നിരിക്കുന്ന പരിഷ്കാരങ്ങള്‍ മനുഷ്യന്‍സംസ്കരിക്കപ്പെടുന്നു എന്നതിനോട് ഒത്തുനീങ്ങുന്നവതന്നെയാണ്. മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്ന കീഴാള സ്ത്രീകള്‍ക്ക് അതിനാവുംവിധം മേലാളബോധത്തെ പരുവപ്പെടുത്താന്‍ സമരംചെയ്ത നാടാണ് കേരളം. കാര്‍ഷികവൃത്തിക്ക് സൌകര്യപ്രദമായവിധം മുണ്ടും മേല്‍വസ്ത്രവും മാത്രം ധരിച്ചിരുന്ന ഇവിടുത്തെ ആണും പെണ്ണും ആധുനിക കേരളത്തിലെ ഔദ്യോഗിക, സാംസ്കാരിക മേഖലകളിലേക്ക് പരിഷ്കൃത വേഷങ്ങളില്‍ കടന്നുവന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. അവരുടെ വേഷങ്ങള്‍ കേരളത്തനിമയെയല്ല, പുത്തന്‍ സാമൂഹിക ബോധത്തെയായിരുന്നു പ്രതിനിധീകരിച്ചത്. അന്നും ഇന്നും എന്നും അതിലെ ശ്ളീലാശ്ളീലങ്ങള്‍ നിര്‍ണയിച്ചിരുന്നത് പുരുഷന്റെ കണ്ണുകളാണ്. മറയ്ക്കാത്ത മാറിന്റെ സൌന്ദര്യം അധികാരലഹരിയോടൊപ്പം ആസ്വദിച്ചിരുന്നവര്‍ക്കായിരുന്നു മാറ് മറയ്ക്കാത്ത വസ്ത്രരീതി നിലനില്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നത്. അതിലെ അശ്ളീലവും അവഹേളനവും തിരിച്ചറിഞ്ഞവരുടെ പോരാട്ടമാണ് മാറ്റത്തിന് വഴിവെച്ചത്. ശരീരം മുഴുവന്‍ മറയ്ക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, പരിഷ്കൃത സമൂഹത്തിന്റെ അംഗീകാരം നേടിയ, പാവനതയും കുലീനതയും അവകാശപ്പെടുന്ന സാരി കേരളീയ പുരുഷന്‍ സ്ത്രീയുടെ ഏറ്റവും സ്വീകാര്യമായ വസ്ത്രമായി കാണുന്നുവെങ്കില്‍ അതിന് പിന്നില്‍ ആ പഴയ കണ്ണുകള്‍ തന്നെയാണ്. സാരി നിര്‍ബന്ധിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ മറികടക്കാന്‍ ആ വസ്ത്രം അഭിലഷണീയമായി തോന്നാത്തവര്‍ വഴി കണ്ടെത്തുന്നുണ്ട്. എന്നാല്‍ സാരിയില്‍നിന്ന് ഒരു തരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ശാഠ്യംപിടിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സമൂഹത്തിന് ഏറ്റവും എളുപ്പത്തില്‍ ആധിപത്യം പുലര്‍ത്താവുന്നത് സ്ത്രൈണതാല്പര്യങ്ങള്‍ക്ക് മുകളിലാണെന്നതിന് ഗുരുക്കന്മാര്‍ തന്നെ കുട്ടികളുടെ മുമ്പില്‍ തെളിവുകളാവുന്നു. ഒപ്പം, താന്‍ കാണുന്ന ഏതൊരു മുതിര്‍ന്ന സ്ത്രീയും അത് അമ്മയോ, സഹോദരിയോ, സുഹൃത്തോ സഹപ്രവര്‍ത്തകയോ ആരുമാവട്ടെ- അണിയേണ്ടുന്ന ഏറ്റവും മാന്യമായ വസ്ത്രം സാരിയാവണമെന്ന ചിന്ത വിദ്യാര്‍ഥികളുടെ അബോധമനസ്സിലേക്ക്പോലും കടത്തിവിടുന്നു. ക്ളാസ് മുറികള്‍ കളിപ്പാട്ടംപോലെ കിലുങ്ങുന്ന കാലമാണിത്. അധ്യാപകരുടെ സജീവ ഇടപെടലുകള്‍ അത്യാവശ്യം. ക്ളാസില്‍ ഇരുന്നും എഴുന്നേറ്റും ചൂരല്‍ വീശിയിരുന്ന 'മാഷ്' മറവിയിലേക്ക് വിരമിച്ചു. പുത്തന്‍ പാഠ്യക്രമത്തിലെ അധ്യാപകന്‍ നല്ല ചങ്ങാതിയും സഹപാഠിയുമാണ്. ചാടിയും ഓടിയും വരെ വിദ്യാര്‍ഥികളോടൊത്തുചേരേണ്ട അധ്യാപികമാരില്‍ എത്രപേര്‍ തങ്ങളുടെ ശിഷ്യരുടെ കൂടെയാവുമ്പോള്‍ ഏറ്റവും ഉത്തമമായ വസ്ത്രം സാരിയാണെന്ന് കരുതുന്നുണ്ടാവും? അധികം പേരുണ്ടാവില്ലെന്ന് മാത്രമല്ല, സാരിയുടെ അസൌകര്യത്തെക്കുറിച്ച് ഉള്ളിലെങ്കിലും പരാതിപ്പെടുന്നവരാണ് ഭൂരിപക്ഷവും. പുതിയ രീതിയില്‍ പഠിപ്പിച്ച് വിദ്യാര്‍ഥികളിലേക്ക് ഇറങ്ങിച്ചെല്ലുന്നതില്‍ അധ്യാപികമാര്‍ പുറകിലായിപ്പോകുന്നു എന്ന പരാതിക്ക് പിന്നിലെ പ്രതി ചിലപ്പോഴെങ്കിലും സാരിയാണ്. ബ്ളാക്ക്ബോര്‍ഡും ചോക്കും അധ്യാപന ഉപാധികളായിരുന്ന കാലത്തുപോലും സാരി സൃഷ്ടിച്ചിരുന്ന അസൌകര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട് ആണ്‍കുട്ടി'യില്‍നിന്ന് 'ആണി'ലേക്ക് മുതിരുന്ന ഉയര്‍ന്ന ക്ളാസുകാര്‍ക്ക് മുന്നില്‍ ബോര്‍ഡിലേക്ക് കൈയുയര്‍ത്തുമ്പോള്‍ സാരി അനാവൃതമാക്കുന്ന ശരീരഭാഗങ്ങളെ സാരിത്തലപ്പുകൊണ്ട് എങ്ങനെ പൊതിഞ്ഞു പിടിക്കണമെന്നതിലായിരിക്കും മിക്ക അധ്യാപികമാരുടെയും ശ്രദ്ധ. ഗുരു സ്വയം പരിമിതപ്പെടുന്ന അവസ്ഥ. ചുരിദാറും ജീന്‍സും ടോപ്പും മിഡിയും മറ്റ് വസ്ത്ര ആഘോഷങ്ങളും സ്വന്തമാക്കുന്ന പെണ്‍കൌമാരങ്ങളെ സാരി ശീലിപ്പിച്ചെടുക്കാന്‍ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളുകള്‍ ഡ്രസ് കോഡിന്റെ തടവറ പണിയുന്നു. സമൂഹം ആഗ്രഹിക്കുന്ന ലിംഗവിവേചനത്തിന് ഇതിലൂടെ കൂട്ടുനില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പുരുഷാഭിരുചികളുടെ ശരി ശീലമാക്കിയവര്‍ പ്രതിഷേധിക്കാതിരിക്കുമ്പോഴും തിരിച്ചറിവിലൂടെ തിരുത്തി, സൌകര്യവും അന്തസ്സുമുള്ള മറ്റു വേഷങ്ങളണിഞ്ഞ് സ്വന്തം ശരീരത്തെ ശകാരിക്കേണ്ടി വരാതെ ശിഷ്യര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ പലരും തയാറാകുന്നുണ്ട്. കൂടുതല്‍ ആര്‍ജവത്തോടെ മുന്നിലെത്തുന്ന അധ്യാപികമാരെ കുട്ടികള്‍ ഗുരുവായിത്തന്നെ കാണും. അധ്യാപികമാര്‍ മാത്രമല്ല, വീട്ടുകാരിയായും ജോലിക്കാരിയായും രൂപാന്തരം പ്രാപിക്കേണ്ടിവരുന്ന ഏതൊരു സ്ത്രീയും പറയും സാരി അപഹരിക്കുന്ന തീവിലയുള്ള സമയത്തെക്കുറിച്ച്. കാഴ്ചക്കാരന്റെ കണ്ണില്‍ തോറ്റുപോകാത്തവിധം സാരിയുടുക്കാന്‍ അല്പം സമയം മാറ്റിവെച്ചേ പറ്റൂ. അടുക്കളയില്‍നിന്ന് വൈകിമാത്രം മോചനം നേടി കിടക്കയിലെത്തി അതിരാവിലെ എഴുന്നേറ്റ് വീണ്ടും ജോലിത്തിരക്കും ഓഫീസിലേക്കുള്ള യാത്രയും ക്രമീകരിക്കേണ്ടിവരുമ്പോള്‍ നിമിഷങ്ങള്‍ക്ക് ആയിരം കാലാണ്. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും യോജിക്കുന്ന കോട്ടണ്‍സാരികള്‍ ഇസ്തിരിയിട്ട് ഭംഗിയായി ഉടുത്തൊരുങ്ങുമ്പോഴേക്കും നഷ്ടപ്പെട്ട ഒരു ബസ്സോ ഓഫീസിലെ വൈകിയെത്തലോ ഓര്‍മയിലുണ്ടാകും പലര്‍ക്കും. സാരിയാണ് ഉടുത്തിരിക്കുന്നത് എന്ന് മറന്ന് നടന്നാലുള്ള അബദ്ധങ്ങള്‍ വേറെയും. ബസ്സിലേക്കുള്ള ചവിട്ടുപടികള്‍ സ്ത്രീകളുടെ സൌകര്യത്തിനനുസരിച്ച് ക്രമീകരിച്ചിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ കാല്‍ ഉയര്‍ത്തിവെച്ച് കയറുമ്പോള്‍ സാരിയില്‍ ചവിട്ടിവീഴുന്നത് അത്ര അപൂര്‍വമല്ല. ഇറങ്ങുമ്പോള്‍ സാരിത്തലപ്പില്‍ മറ്റുള്ളവര്‍ ചവിട്ടി വലിഞ്ഞും അപകടങ്ങള്‍ ഉണ്ടായേക്കാം. മോട്ടോര്‍ സൈക്കിളുകളില്‍ യാത്രചെയ്യുന്നവരും പലപ്പോഴും സാരിക്കിരയാവാറുണ്ട്. സാരി ചക്രത്തിനിടയില്‍ കുടുങ്ങി വാഹനമപ്പാടെ മറിഞ്ഞും, സഞ്ചരിക്കുന്ന ആള്‍ തെറിച്ചുവീണും ഉണ്ടായ അപകടങ്ങള്‍ ഏറെയെന്ന് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ധൂര്‍ത്തിനുള്ള മുഹൂര്‍ത്തം നിശ്ചയിക്കുന്ന നമ്മുടെ വിവാഹക്കമ്പോളങ്ങളില്‍ സാരിയും വില്ലനാണ്. ജീവിതത്തിലൊരിക്കല്‍പോലും സാരിയുടുത്തിട്ടില്ലാത്തവരും വിവാഹദിനത്തിലും അനുബന്ധച്ചടങ്ങളുകളിലും അതിന് നിര്‍ബന്ധിതരാകുന്നു. വിവാഹത്തിനുവേണ്ടിമാത്രം വാങ്ങുന്ന രണ്ടോ മൂന്നോ സാരികള്‍ക്കുവേണ്ടി ഒരു മലയാളി ചെലവഴിക്കുന്നത് ഏറ്റവും കുറഞ്ഞത് 25,000 രൂപയോളമാണ്. ഒരുപക്ഷേ പിന്നീടൊരു ആവശ്യത്തിനും എടുക്കാത്ത ഒരു വസ്തുവിനുവേണ്ടിയാണ് ഇത്രയും സംഖ്യ നീക്കിവെക്കുന്നത്. സാധാരണയായി സാരിയുടുക്കുന്നവര്‍പോലും പിന്നീട് അമിതാലങ്കാരങ്ങളുള്ള വിവാഹസാരിയുടുക്കുക പതിവില്ല. സ്ത്രീയെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ച് കാണാനിഷ്ടപ്പെടുന്ന കണ്ണാണ് രക്ഷിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം സ്വര്‍ണത്തിലെന്നപോലെ സാരിയിലും കുടുക്കിയിടുന്നത്. നിത്യപരിചയംകൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ സാരിയുടുക്കുന്നവരുണ്ടാവാം. എന്നാല്‍ കെട്ടോ കുടുക്കോ ഇല്ലാത്ത ഈ തുണി ശരീരത്തിലുറപ്പിച്ചുനിര്‍ത്താന്‍ പ്രയാസം. ഭംഗിയായി ഞൊറിയിട്ടുടുത്താല്‍ കാണുന്നവന് പ്രിയംതന്നെ. എന്നാല്‍ സാരി ഉറപ്പിച്ചുനിര്‍ത്താനായി ആവശ്യത്തിലധികം മുറുക്കിയുടുക്കുന്ന അടിപ്പാവാട ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചെറുതല്ല. അമിതമുറുക്കമുള്ള അടിവസ്ത്രങ്ങള്‍ രക്തഓട്ടംപോലും തടസ്സപ്പെടുത്തുന്നുവെന്ന് വിദഗ്ദര്‍ പറയുമ്പോഴും സാരിക്ക് അടിത്തറ പണിയാന്‍ വയറിന് കുറുകെ ഒരു കയര്‍പോലെ പാവാട കെട്ടിമുറുക്കുന്നു ഇവിടുത്തെ സ്ത്രീകള്‍. ഗര്‍ഭകാലത്ത് നിറവയറിന് മുകളിലാണ് സാരി മുറുകുന്നത്. ഇതിനെല്ലാം പുറമെ, എന്തുചെയ്യുമ്പോഴും പകുതി ശ്രദ്ധ സാരിക്ക് കൊടുക്കാതെ വയ്യെന്ന അവസ്ഥ. ശരീരവടിവുകള്‍ അതേപോലെ പ്രദര്‍ശിപ്പിക്കുന്ന ബ്ളൌസ് സാരിയണിയുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. എന്നാല്‍ സന്തോഷത്തോട സാരി തെരഞ്ഞെടുക്കുന്നവരെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്തേണ്ടതില്ല. കാരണം അത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. ഭൂരിപക്ഷംപേര്‍ ഈ വസ്ത്രമാണ് തങ്ങള്‍ക്ക് ഏറ്റവും ചേരുന്നതെന്ന് മനസ്സുകൊണ്ട് ഉറപ്പിക്കുമ്പോള്‍, അതിന്റെ സാധ്യതകളും സൌകര്യങ്ങളും തിരിച്ചറിയുമ്പോള്‍ സാരി സ്വന്തം മികവ് തെളിയിക്കുകതന്നെയാണ്. എങ്കിലും നമ്മുടെ വസ്ത്ര സംസ്കാരം പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത് ഏറ്റവും വിപ്ളവകരമായ ഒരു മുന്നേറ്റമാകുന്നത് ഈ സാഹചര്യത്തിലാണ്. ചുരിദാര്‍ മാത്രം ധരിക്കുന്നവര്‍ക്കെല്ലാം അമ്പലത്തില്‍ പോകാന്‍ അനുവാദമില്ലാതിരുന്നതാണ് ഇവിടെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. ചുരിദാര്‍ എന്ന വസ്ത്രം സ്വന്തം ഇഷ്ടത്തിന് തെരഞ്ഞെടുത്ത ചിലര്‍ക്കെങ്കിലും അവര്‍ ആഗ്രഹിക്കുന്നവിധം ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു ഇതുവരെ. ഇതിന് മാറ്റംവരികയാണ് ഈ നടപടിയിലൂടെ. സമൂഹത്തിന്റെ മറ്റേതു മേഖലയിലും പുരുഷവസ്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമാകാതിരിക്കുമ്പോള്‍ ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില്‍ മുണ്ടുമാത്രമുടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഷര്‍ട്ട് പോലും അനുവദനീയമല്ല. അര്‍ധനഗ്നനായി വേണം ക്ഷേത്രദര്‍ശനം. ഉത്തരേന്ത്യയിലും മറ്റും പൈജാമയും ജുബ്ബയും ധരിച്ച് ക്ഷേത്രത്തില്‍ കടക്കുന്നതിന് വിരോധമില്ല. പാന്റിനും പൈജാമക്കും ആരാധനയുടെ കാര്യത്തില്‍ ഇത്ര വലിയ പ്രാദേശിക വിലക്കിന്റെ ആവശ്യമുണ്ടോ? പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ളൌസും, മിഡി, ചുരിദാര്‍ പാന്റിന് മുകളില്‍ മുണ്ട് ചുറ്റിയത് (സൌകര്യബുദ്ധിയായി കേരളീയര്‍ കണ്ടുപിടിച്ച പ്രത്യേക വേഷം) തുടങ്ങിയവയും അമ്പലവസ്ത്രങ്ങളായി അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാലും സാരിയിലൊതുങ്ങിയ അച്ചടക്കത്തിന് തന്നെയാണ് മുന്‍ഗണന. മിക്ക അമ്പലങ്ങളിലും ഇപ്പോഴും ചുരിദാറിന് പ്രവേശനമില്ല. പുറംലോകത്തിന് മുന്നില്‍ സ്ത്രീയുടെ പേരിന് പുറകെ തൂങ്ങുന്ന വാനിറ്റിബാഗിന്റെ ഭാരം സാരിയുടെ സംഭാവനയാണ്. സാരി ഉണ്ടാക്കുന്ന സ്വാഭാവികമായ അസ്വാതന്ത്ര്യത്തെ മറികടക്കാനാണ് വാനിറ്റിബാഗ്. പുരുഷവസ്ത്രങ്ങള്‍ക്കും സ്ത്രീകളുടെ തന്നെ മറ്റ് പല വസ്ത്രങ്ങള്‍ക്കും സ്വന്തമായ കീശയുടെ സൌകര്യം സാരി അനുവദിക്കുന്നില്ല. അടിച്ചേല്‍പ്പിക്കപ്പെട്ട സ്ത്രൈണതയെ മറികടന്ന് സാരിക്ക് അങ്ങനെയൊന്ന് ആലോചിക്കാനേ വയ്യ! ബസ് ചാര്‍ജിനുള്ള പണം മാത്രം കൈയില്‍കരുതി യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകള്‍ ഒരു ചെറിയ മണിപ്പേഴ്സ് ബ്ളൌസിനുള്ളില്‍ തിരുകിവെക്കുന്നു. എല്ലാ അര്‍ഥത്തിലും അനാരോഗ്യകരമായ ഈ ശീലത്തിന് അവരെ പ്രേരിപ്പിക്കുന്നത് സാരിയാണ്. പ്ളാസ്റ്റിക്കോ റെക്സിനോ കൊണ്ടുണ്ടാക്കിയ പേഴ്സ്, ദീര്‍ഘകാല ഉപയോഗത്തിന്റെ അഴുക്കോടുകൂടി ഏറ്റവും ലോലമായ ചര്‍മത്തില്‍ വെക്കേണ്ടിവരുന്നത് ഹാനികരം തന്നെയാണ്. സമൂഹത്തിന്റെ അശ്ളീലക്കണ്ണുകള്‍ക്ക് മുമ്പില്‍വേണം പേഴ്സ് അവിടെ വെക്കാനും എടുക്കാനും. തിരക്കേറിയ ബസ്സില്‍ തൂങ്ങി സാരിയൊതുക്കിപ്പിടിച്ച് നില്‍ക്കേണ്ടിവരുന്ന വാനിറ്റി ബാഗില്ലാത്തവര്‍ക്ക് വേറെന്ത് വഴി? ശരീരവടിവുകള്‍ ഏറ്റവും പ്രകടമാക്കുന്ന വസ്ത്രമാണ് സാരി. അതുകൊണ്ടുതന്നെ ഫാഷന്‍ഭ്രമക്കാര്‍ക്ക് സാരി ഇന്നും പഥ്യമാണ്. എന്നാല്‍ നിത്യ വസ്ത്രധാരണ സംസ്കാരത്തിന്റെ ഭാഗമായി ഈ ഭ്രമത്തെ കാണാനാവില്ല. വിലയേറിയ തുണിയില്‍ ചെലവേറിയ അലങ്കാരങ്ങള്‍ തുന്നിപ്പിടിപ്പിച്ച് അതിലും മുന്തിയ ആഭരണങ്ങളുമണിഞ്ഞ് സ്വയം ഒരു പ്രദര്‍ശനവസ്തുവാകുന്നവര്‍ സാരിയിലൂടെ സൃഷ്ടിക്കാവുന്ന ഉപഭോഗസംസ്കൃതിയുടെ മോഡലുകള്‍ ആവുകയാണ്. ഫാഷന്‍ ഡിസൈനിങ് രംഗം പുതിയ പുതിയ വസ്ത്രമാതൃകകള്‍ അവതരിപ്പിക്കുമ്പോഴും സാരിയെ കൈവിടാതിരിക്കുന്നതിന് പിന്നിലെ കാരണം ഈ അഞ്ചരമീറ്റര്‍ തുണിയില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ആഡംബരസാധ്യതകള്‍ തന്നെ. റാംപില്‍ സാരിയണിഞ്ഞെത്തുന്ന മോഡലുകള്‍ക്ക് തന്നെയാണ് പുരുഷകാഴ്ചക്കാര്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയെന്ന് ഫാഷന്‍ലോകം സാക്ഷ്യപ്പെടുത്തുന്നു. ഏറ്റവും കുറഞ്ഞ വിലയ്ക്കും ലഭ്യമാകുമെന്ന ഒരു കാരണത്തില്‍ വസ്ത്രമെന്ന പ്രാഥമികാവശ്യത്തിന്റെ കണക്കില്‍ സാരിയെ അംഗീകരിക്കാമെങ്കില്‍ അതിനോട് വിയോജിക്കാവുന്ന ഘടകങ്ങളില്‍ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ പലതുമുണ്ട്. സാരി ഒരു കുറ്റവാളി ആണെന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. സാരിയുടെ കലാത്മകത തിരിച്ചറിഞ്ഞ് അത് ഭംഗിയായി അണിയുന്നവര്‍ വസ്ത്രസൌന്ദര്യത്തിന്റെ മാന്യമായ മാതൃകകളാവുന്നുവെന്നതിനെ നിഷേധിക്കുന്നതിലര്‍ഥമില്ല. വസ്ത്രധാരണത്തില്‍ സമൂഹം സ്വയം അഭിരമിക്കുന്നുണ്ട്. പാരസ്പര്യമുള്ള സൌന്ദര്യാസ്വാദനത്തില്‍ സാരിയുടെ ഒളിവുംതെളിവും നിര്‍ദോഷമായ പങ്ക് വഹിക്കുന്നുമുണ്ട്. പുരുഷവസ്ത്രങ്ങളുടെ കാര്യത്തില്‍ സ്ത്രീകള്‍ നടത്തുന്ന ആസ്വാദനങ്ങളും അഭിപ്രായപ്രകടനങ്ങളും ഇതേ രീതിയില്‍ത്തന്നെ സ്വീകാര്യമാണ്. എന്നാല്‍ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നതിനെക്കുറിച്ച് ഒരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്കപ്പുറത്ത് പുറമെനിന്നു നിബന്ധനകള്‍ വെക്കുമ്പോഴാണ് ഈ ആസ്വാദനം അശ്ളീലമാകുന്നതും സാരിയുടെ സൌന്ദര്യംപോലും അസ്വാതന്ത്ര്യവും അസൌകര്യവുമാകുന്നതും. അടക്കവുമൊതുക്കവുമുള്ള സ്ത്രീ എന്ന സങ്കല്പത്തെയാണ് സാരിചുറ്റിച്ച് പുരുഷന്‍ മനസ്സില്‍ പ്രതിഷ്ഠിക്കുന്നത്. വില്‍ക്കല്‍ വാങ്ങലുകളുടെ ഇന്നത്തെ സമൂഹം അതിനുപകരിക്കുന്ന വിധത്തില്‍ ആഡംബരസാരിയണിയിച്ച് സേവന-സാധന വിപണനവേദിയില്‍ അവളെ സെയില്‍സ് ഗേളാക്കുന്നു. കേരളീയത കച്ചവടച്ചരക്കാവുന്ന സാംസ്കാരിക മണ്ഡലത്തിലും സാരിക്ക് പഴമയുടെ ഗന്ധവും പുതുമയുടെ പ്രൌഢിയും ചാര്‍ത്തിക്കിട്ടുന്നു. സ്ത്രീമനസ്സിന്റെ സ്വാതന്ത്ര്യത്തെ തുറന്നിടാനുള്ള ആകാശം അന്യവത്കരിക്കുന്ന ഒരു വസ്ത്രമായി സാരിയെ മാറ്റിയെടുക്കാന്‍ ഉപഭോഗസംസ്കൃതിക്കായിട്ടുണ്ട്. അടയാളപ്പെടുത്തപ്പെട്ട അസ്വാതന്ത്ര്യങ്ങളുണ്ടാവുമ്പോഴും അതില്‍ ആഹ്ളാദിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സമൂഹത്തിനും സദുദ്ദേശ്യങ്ങളുണ്ടായിരിക്കില്ലെന്നുറപ്പ്. (രജി ആര്‍ നായര്‍ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം) അമേരിക്കയുമായുള്ള ആണവ സഹകരണം ഇന്ത്യയില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി വച്ചിരിക്കയാണ്. എന്നാല്‍, ഈ പ്രതിസന്ധി മൂര്‍ഛിക്കുന്നതിനുമുമ്പുതന്നെ കരാര്‍ യാഥാര്‍ഥ്യമാക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് അമേരിക്ക. കരാറില്‍ എപ്പോള്‍ ഒപ്പിടണമെന്നും അതിനുമുമ്പുള്ള നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കയാണ്. ബുഷ് തയ്യാറാക്കിയ കലണ്ടര്‍ അനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കണമെന്ന് സാരം. ഹൈഡ് ആക്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇടതുപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയസമിതിക്ക് രൂപംനല്‍കിയശേഷമാണ് അമേരിക്കന്‍സമ്മര്‍ദം ഏറിയത്. പ്രത്യേകിച്ചും വിയന്നയില്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം തുടങ്ങിയതോടെയാണ് ഈ സമ്മര്‍ദം വളര്‍ന്നത്. അമേരിക്കന്‍ കലണ്ടര്‍ അനുസരിച്ച് ഈ ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍തന്നെ ഇന്ത്യ പ്രത്യേക സുരക്ഷാസംവിധാന കരാറിനായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ സമീപിക്കേണ്ടതായിരുന്നു. എന്നാല്‍, മേല്‍പ്പറഞ്ഞ രാഷ്ട്രീയസമിതി രൂപംകൊണ്ടതുകൊണ്ട് സുരക്ഷാസംവിധാന കരാറിനായുള്ള ചര്‍ച്ചയിലേര്‍പ്പെടാന്‍ ഇന്ത്യന്‍ പ്രതിനിധിയായ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ അനില്‍ കാകോദ്കര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതേ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി സാമുവല്‍ ബോര്‍ഡ്‌മാനാണ് ഐഎഇഎയുമായി ഇന്ത്യ ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നാവശ്യപ്പെട്ടത്. കരാര്‍ യാഥാര്‍ഥ്യമാകാന്‍ ഇത് പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് കരാര്‍ പൂര്‍ത്തിയാക്കാനുള്ള അവസാന നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടത് ഇതേ അംബാസഡറാണ് നേരത്തെ ഇറാനുമായുള്ള വാതകക്കുഴല്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.) ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ-അമേരിക്ക സാമ്പത്തിക ഉച്ചകോടിയിലാണ് മുള്‍ഫോര്‍ഡ് വീണ്ടും ഉപദേശകവേഷം കെട്ടിയത്. കരാറിനെ ഒറ്റതിരിച്ച് കാണാനാവില്ലെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാണെന്ന് മുള്‍ഫോര്‍ഡിന്റെ തുടര്‍ന്നുള്ള പ്രസംഗം വ്യക്തമാക്കി. 123 ല്‍നിന്ന് 456 ആറിലേക്ക് മാറണമെന്നും സമഗ്രമായൊരു ബന്ധം ഇന്ത്യയുമായി സ്ഥാപിക്കണമെന്നുമാണ് മുള്‍ഫോര്‍ഡ് പറഞ്ഞത്. സമഗ്രമായ ബന്ധമെന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും മുള്‍ഫോര്‍ഡ് വിശദീകരിച്ചു. ആണവസഹകരണമാണ് പ്രധാനമെങ്കിലും പ്രതിരോധം, ബഹിരാകാശം, ഭീകരവാദത്തെ എതിര്‍ക്കല്‍, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാ മാറ്റം എന്നിവയിലെല്ലാം ഇന്ത്യയുമായി അടുത്ത ബന്ധമാണ് അദ്ദേഹം വിഭാവനം ചെയ്തത്. മൊത്തത്തിലുള്ള ഈ ബന്ധത്തിന്റെ ഭാഗം മാത്രമാണ് ആണവസഹകരണമെന്ന് മുള്‍ഫോര്‍ഡ് തന്നെ വ്യക്തമാക്കി. സാമ്പത്തികമേഖലയില്‍ വര്‍ധിച്ച സഹകരണത്തെക്കുറിച്ച് പറയാനും അദ്ദേഹം മറന്നില്ല. സാമ്പത്തിക ഉദാരവല്‍ക്കരണനയം ശക്തമായി തുടരണമെന്ന് പറഞ്ഞ അദ്ദേഹം വ്യാപാരം, ബാങ്കിങ്, ധനകമ്പോളം എന്നീ മേഖലകളിലെല്ലാം നയമാറ്റം വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ ഒരു കരടുരൂപംതന്നെയാണ് മുള്‍ഫോര്‍ഡ് മുന്നോട്ടുവച്ചത്. വെള്ളത്തിന്റെ ഉപയോഗംപോലും വാണിജ്യവല്‍ക്കരിക്കണമെന്നും വെള്ളത്തിന് സര്‍വീസ്‌ചാര്‍‍ജ് ഈടാക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. മുള്‍ഫോര്‍ഡിന്റെ പ്രസ്താവനയോടൊപ്പംതന്നെയാണ് അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റിച്ചാര്‍ഡ് ബൌച്ചറുടെ പ്രസ്താവനയും വന്നത്. എത്രയുംപെട്ടെന്ന് കരാറിലെത്തേണ്ടതിന്റെ ആവശ്യകതയിലാണ് അദ്ദേഹവും ഊന്നിയത്. "എത്രയും പെട്ടെന്ന് കരാറിലെത്തുന്നുവോ അത്രയും പെട്ടെന്ന് ബള്‍ബുകള്‍ കത്താന്‍ തുടങ്ങും. അതുവഴി കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ചെയ്യാനും കഴിയും ബൌച്ചര്‍ പറഞ്ഞു. ആണവകരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ ഇന്ത്യന്‍ ‍കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയില്ലെന്നു പറയുമ്പോള്‍ കരാറില്ലെങ്കില്‍ അന്ധകാരമെന്ന സമവാക്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഇതോടൊപ്പം ഹൈഡ് ആക്ട് അന്തിമകരാറിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടതുപക്ഷത്തിനുള്ള സംശയം ശരിയാണെന്ന് ബൌച്ചര്‍ പറഞ്ഞുവയ്ക്കുകയും ചെയ്തു. അമേരിക്ക അന്തിമകരാറിനെ അതേപടി അംഗീകരിക്കുന്നത് ഹൈഡ് ആക്ടിലെ ഇന്ത്യാവിരുദ്ധമായ കാര്യങ്ങളെല്ലാം അന്തിമകരാറിലുമുണ്ട് എന്നതുകൊണ്ടാണെന്ന യാഥാര്‍ഥ്യമാണ് ബൌച്ചര്‍ വെളിപ്പെടുത്തിയത് ഹൈഡ് ആക്ടിന് അനുയോജ്യമായ നിയമമാണ് 123 എന്ന് ബൌച്ചര്‍ വാഷിങ്ടണില്‍ പറഞ്ഞു. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ വാദഗതികള്‍ക്ക് ബലംവയ്ക്കുന്നത്. തുടര്‍ച്ചയായി ഇന്ധനവിതരണം ഇന്ത്യക്ക് തടയണമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്. 123 യിലും ഇത് ഇന്ധനവിതരണം ഉറപ്പാക്കുന്നില്ല. സാങ്കേതികവിദ്യ ഇന്ത്യക്ക് നല്‍കരുതെന്ന് ഹൈഡ് ആക്ട് പറയുന്നു. അന്തിമകരാറിലും അതാവര്‍ത്തിക്കുന്നു. ഇതോടൊപ്പം ഇന്ത്യന്‍ വിദേശനയം അമേരിക്കയ്ക്ക് അനുരൂപമായിരിക്കണമെന്ന് ഹൈഡ് ആക്ട് നിഷ്കര്‍ഷിക്കുന്നു. ബൌച്ചര്‍ പറയുന്നു ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം വ്യക്തമാക്കണമെന്ന്. നേരത്തെതന്നെ രണ്ടുതവണ ഐഎഇഎയില്‍ ഇറാനെതിരെ വോട്ടുചെയ്ത ഇന്ത്യയോടാണ് വീണ്ടും ആ രാജ്യവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് ബൌച്ചര്‍ പറയുന്നത്. അതായത്, ഇറാനുമായുള്ള എല്ലാ ബന്ധവും വിഛേദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാണ്. സമാധാനത്തിന്റെ വാതകക്കുഴല്‍പദ്ധതി എന്ന് നേരത്തെ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ച ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതി യാഥാര്‍ഥ്യമാകില്ലെന്ന്. പ്രധാനമന്ത്രി ഊര്‍ജസുരക്ഷ നടപ്പാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം. ഐഎഇഎ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ എന്‍എസ്‌ജി സമ്മേളനം വിളിച്ചുചേര്‍ത്ത് മാര്‍ഗരേഖയില്‍ മാറ്റം വരുത്താന്‍ അമേരിക്ക ആവശ്യപ്പെട്ടത് കരാര്‍ യാഥാര്‍ഥ്യമാകുന്നതില്‍ അമേരിക്കയ്ക്കുള്ള തിടുക്കം ഒന്നുകൂടി വ്യക്തമാക്കി. ഡിസംബറിനകം തുടര്‍നടപടികളെല്ലാം പൂര്‍ത്തിയാക്കണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ആണവോര്‍ജ വിഭാഗം ഡയറക്ടര്‍ റിച്ചാര്‍ഡ് സ്റ്റാഫോര്‍ഡ് ആവശ്യപ്പെട്ടത്. അടുത്തവര്‍ഷത്തോടെ അമേരിക്ക മറ്റൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലാകും. അതിനാല്‍ അതിനുമുമ്പ് കരാര്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് അമേരിക്ക ചോദിക്കുന്നത്. അമേരിക്കയുടെ ഈ കടുത്ത സമ്മര്‍ദതന്ത്രത്തില്‍നിന്ന് വ്യക്തമാകുന്ന ഒരു കാര്യം ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്കാണ് ഈ കരാര്‍ ‍കൊണ്ട് ആവശ്യമെന്നാണ്. ആഗോളതാപം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണവോര്‍ജത്തിന് ആവശ്യം വര്‍ധിക്കുമെന്നാണ് അമേരിക്കന്‍ ബിസിനസ് ലോബിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അതിനാവശ്യമായ ആണവവിദഗ്ദര്‍ അവര്‍ക്കില്ല. അതിന് ഇന്ത്യയുടെ സഹായം അനിവാര്യമാണ്. മാത്രമല്ല, ഇന്ത്യ ഒന്നാം ഘട്ടം പിന്നിട്ട് രണ്ടാം ഘട്ടമായ ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതികവിദ്യ സ്വായത്തമാക്കിയിരിക്കയാണ്. തോറിയം ഉപയോഗിച്ചുള്ള മൂന്നാം ഘട്ടം ഇന്ത്യ നേടുന്ന പക്ഷം അമേരിക്കയ്ക്ക് അത് തിരിച്ചടിയാകും. ഇത് തടയേണ്ടത് അമേരിക്കയുടെ ആവശ്യമാണ്. അതിന് ഇന്ത്യന്‍ ആണവമേഖലയിലേക്ക് കടന്നുകയറാന്‍ അവര്‍ക്കൊരു പാത വെട്ടിത്തുറക്കണം. (കടപ്പാട്‌ ശ്രീ. വി.ബി.പരമേശ്വരന്‍, ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പ്) എന്റെ പേര് സുഗുണന്‍. ഭാര്യ സുജാത. ഇടത്തരം ഫാമിലിയാണ്. ദൈവം സഹായിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ, പരസ്പരസ്നേഹത്തോടെ കഴിഞ്ഞുപോകുന്നു. പക്ഷെ സാറെ, ഞങ്ങള്‍ക്ക് സ്വസ്ഥത തരാതിരിക്കാനായിട്ട് ഒരു കുടുംബം ലോകത്ത് അവതരിച്ചിട്ടുണ്ട് സാറെ. ഞങ്ങളുടെ മതിലിനപ്പുറത്തു താമസിക്കുന്ന രാഘവനും കുടുംബവും. എങ്ങനെയാണ് ഞങ്ങളുടെ സ്വസ്ഥത അവര്‍ നശിപ്പിക്കുന്നതെന്നുവച്ചാല്‍, അവര്‍ കഴിഞ്ഞയാഴ്ച ഒരു കാറെടുത്തു. അതോടെ ഞങ്ങളുടെ സന്തോഷം പോയി സാറെ. സത്യം പറഞ്ഞാല്‍ അന്നുരാത്രി ഞാനും സുജാതയും ജലപാനം കഴിച്ചിട്ടില്ല. രാഘവനും ഭാര്യ രമണിയുംകൂടി കാറില്‍പോകുന്ന ആ പോക്കുകണ്ടപ്പോള്‍ 'ഈശ്വരാ ഭൂമി പിളര്‍ന്ന് അങ്ങ് താഴോട്ട് പോയെങ്കില്‍' എന്നാണ് സുജാത പറഞ്ഞത്. അവര്‍ എന്തിനാണ് സാറെ ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നത്. സത്യം പറഞ്ഞാല്‍ ആത്മഹത്യചെയ്താല്‍ കൊള്ളാമെന്നുണ്ട്. എത്രയും പെട്ടെന്ന് സാര്‍ ഒരു മറുപടി തന്ന് ഈ സഹോദരനെയും കുടുംബത്തെയും രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ കത്തിന്റെ തുടക്കംമാത്രമേ ഞാന്‍ വായിച്ചുള്ളൂ. ബാക്കി താഴേക്ക് എഴുതിയിരിക്കുന്നത് എന്താണെന്ന് എനിക്ക് ബൈഹാര്‍ട്ടാണ്. ഇതേ മാതൃകയിലുള്ള ആയിരക്കണക്കിന് കത്തുകളാണ് എനിക്ക് നിത്യേന കിട്ടുന്നത്. സഹോദരാ, മനസ്സ് വിശാലമാക്കുക എന്നുള്ളതാണ് ഇതിനുള്ള ചികിത്സ. ഒരു പൂന്തോട്ടത്തില്‍ ഒരു ചെടി മാത്രമേ ഉള്ളൂവെങ്കില്‍ ആ പൂന്തോട്ടത്തിന് ഭംഗിയുണ്ടാകുമോ? പൂന്തോട്ടം പൂന്തോട്ടമാകുമോ? ഭൂമിയില്‍ നമ്മള്‍ മാത്രം നന്നായി ജീവിച്ചാല്‍ പോരാ എന്ന് ചിന്തിക്കുക. സാറിന്റെ മറുപടി കിട്ടി. സാറ് പറഞ്ഞതുപോലെ മനസ്സ് വിശാലമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. രാഘവനും രമണിയും കാറില്‍പോകുന്നതു കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കുകയും അവരെ നോക്കി ചിരിച്ചുകാണിക്കുകയും ചെയ്തു. പക്ഷെ സാറെ, ചിരി മുഖത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നെഞ്ച് കരയുകയായിരുന്നു. അവര്‍ ഞങ്ങളുടെ സമീപത്തെത്തിയപ്പോള്‍ മനഃപൂര്‍വം കാറ് ഒന്ന് സ്ളോചെയ്യുകയും "വരുന്നോ, ഒന്നു കറങ്ങീട്ടുവരാം എന്നുപറഞ്ഞ് ക്ഷണിക്കുകയും ചെയ്തു. അതു സഹിക്കാന്‍ പറ്റിയില്ല സാറെ. പോട്ടെ. സാറ് പറഞ്ഞതുപോലെ തോട്ടത്തില്‍ ഒരു ചെടി മാത്രം പോരല്ലോ. നിയന്ത്രിച്ചു. പക്ഷെ സാറെ, ഇന്നു രാവിലെ ഒരു ന്യൂസറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടുപോയി. അതാണ് കത്തെഴുതി സാറിനെ വീണ്ടും ശല്യപ്പെടുത്തുന്നത്. സാറെ, രാഘവന്റേം രമണീടേം മൂത്തമകള്‍ക്ക് കല്യാണം. ഒരു ഗംഭീര പ്രൊപ്പോസല്‍ സാറെ. വരന്‍ ബാങ്ക് ഓഫീസര്‍. വരന്റെ ഫാമിലിക്ക് കോടികളുടെ ആസ്തി. സഹിക്കണില്ല സാറെ. സുജാത ചോദിച്ചതുപോലെ ഇതൊക്കെ കാണാനും കേള്‍ക്കാനും ഇട്ടേയ്ക്കാതെ ഞങ്ങളെ അങ്ങോട്ട് കെട്ടിയെടുക്കാത്തതെന്ത്? മനസ്സില്‍ ആകെ ഒരു വേവലാതി. രാഘവന്റെ മകളെ കല്യാണം കഴിക്കാന്‍ വരുന്നവര്‍ക്ക് ഊമക്കത്തെഴുതുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നു. സാറെ ഉടന്‍ മറുപടിതരണം. ഈശ്വരാ മനസ്സില്‍ ആകെ ഒരു എരിച്ചില്‍. ഭക്ഷണത്തോട് വിരക്തി. ഉറക്കമില്ല. ആകെ മന്ദത. ഇനിയിപ്പോള്‍ ഞാന്‍ നോക്കിയിട്ട് ഒരു മാര്‍ഗമേ കാണുന്നുള്ളൂ. നിങ്ങള്‍ കാശു കടം വാങ്ങിയോ ലോണെടുത്തോ കുറച്ച് വസ്തുവോ മറ്റോ വാങ്ങുക. വസ്തുവിന്റെ പ്രമാണം അയല്‍വക്കത്തെ രാഘവനെയും രമണിയെയും കാണിക്കുക. ഇതൊരു ചികിത്സാരീതിയാണ്. ഉപേക്ഷ വിചാരിക്കരുത്. സാറ് പറഞ്ഞതുപോലെ വസ്തു വാങ്ങി. ബാങ്കില്‍നിന്ന് ലോണ്‍ എടുത്തു. അഞ്ചേക്കര്‍ റബര്‍. കയ്യേറ്റഭൂമിയാണോ എന്തോ. എന്തായാലും സാരമില്ല, സാറ് നിര്‍ദേശിച്ച ചികിത്സാവിധിയല്ലേ. ഇന്നുരാവിലെയായിരുന്നു രജിസ്ട്രേഷന്‍. അതുകഴിഞ്ഞുവന്ന് ഉടനെ സാറിന് കത്തെഴുതുകയാണ്. ഇതു പോസ്റ്റുചെയ്തിട്ടുവേണം സാറ് പറഞ്ഞതുപോലെ പ്രമാണം രാഘവനേം രമണിയേം കൊണ്ടുകാണിയ്ക്കാന്‍. പക്ഷെ സാറെ അതുകൊണ്ട് എന്റെ മനസ്സിന് ആനന്ദമുണ്ടാകുമോ? സ്വസ്ഥതകിട്ടുമോ. സാറിനെ വിശ്വസിച്ചാണ് ഞങ്ങള്‍ ലക്ഷങ്ങള്‍ മുടക്കിയിരിക്കുന്നത്. ഞാന്‍‍ പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചതില്‍ സന്തോഷം. ഇന്നുമുതല്‍ നിങ്ങള്‍ക്ക് മനസ്സമാധാനം കിട്ടിത്തുടങ്ങും. കാരണമെന്താണെന്നല്ലേ. ഇതോടൊപ്പം അടക്കംചെയ്ത മറ്റൊരു കത്ത് നിങ്ങള്‍ വായിക്കുക. നിങ്ങളുടെ അയല്‍ക്കാരായ രാഘവന്‍ രമണിമാര്‍ എനിക്കെഴുതിയത്. എന്റെ പേര് രാഘവന്‍. ഭാര്യ രമണി. വളരെ സന്തോഷത്തോടെ കഴിഞ്ഞുവന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷെ സാറെ, സ്വസ്ഥതയും സമാധാനവും പോയി. ഉറക്കമില്ല. ആകെ അസ്വസ്ഥത. എന്റെ അയല്‍ക്കാരായ സുഗുണനും സുജാതയുമാണ് ഞങ്ങളുടെ സ്വസ്ഥതകെടുത്തിയത്. അവര്‍ അഞ്ചേക്കര്‍ റബര്‍ എസ്റ്റേറ്റ് വാങ്ങി സാറെ. അതറിഞ്ഞതുമുതല്‍ ഉണ്ണണമെന്നോ ഉറങ്ങണമെന്നോ ഇല്ല. ഈശ്വരാ. പ്രമാണംകൊണ്ട് എന്നെ കാണിച്ചു. ഭൂമി പിളര്‍ന്ന് താഴേക്കുപോയെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോയി. എത്രയുംപെട്ടെന്ന് ഞങ്ങള്‍ക്ക് ഒരു ആശ്വാസമറുപടി തരണമെന്ന് അപേക്ഷിക്കുന്നു. (കഥാന്ത്യം: ഈ കത്ത് വായിച്ചതോടെ സുഗുണന്‍ സുജാതമാര്‍ക്ക് മനസ്സില്‍ ആഹ്ളാദത്തിന്റെ വേലിയേറ്റമുണ്ടാവുകയും അന്നു വൈകുന്നേരം പിള്ളേരുമൊത്ത് സിനിമയ്ക്കുപോവുകയും പുറത്തുനിന്ന് ആഹാരം കഴിക്കുകയുംചെയ്തു. ചുറ്റുമുള്ള വൃക്ഷലതാദികള്‍ക്ക് പതിവിലും കൂടുതല്‍ സൌന്ദര്യം വര്‍ധിച്ചതായി അവര്‍ക്ക് തോന്നി. നമ്മുടെ നേട്ടം കാരണം അയല്‍ക്കാരന് മനസ്താപം വരുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥ സന്തോഷമെന്ന് സുഗുണന്‍ സുജാതമാര്‍ തിരിച്ചറിഞ്ഞു. പക്ഷെ തിരിച്ചറിവ് താല്‍ക്കാലികമായിരിക്കാനാണ് സാധ്യത. രാഘവന്‍ രമണിമാര്‍ പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്) (കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ (സെപ്റ്റംബര്‍ 25) പ്രസിദ്ധീകരിച്ച ശ്രീ. കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന) മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടില്‍ പ്രൊഫസര്‍ മുഹമ്മദ് യൂനസ് നോബല്‍ സമ്മാനത്തിനര്‍ഹനായ ശേഷം മൈക്രോഫിനാന്‍സിനെപ്പറ്റി നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പഞ്ചായത്ത് സമിതികളില്‍ അയല്‍ക്കൂട്ടങ്ങളിലെ മഹിളാപ്രവര്‍ത്തകര്‍ അംഗങ്ങളാകുകയും ഗവണ്‍മെന്റുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്കായി പല പല പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. ആന്ധ്രയിലെ ‘വെലൂഗു കേരളത്തിലെ 'കുടുംബശ്രീ തമിഴ്‌നാട്ടില്‍ മകളിര്‍തിട്ടം' തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ക്ക് അവരവരുടേതായ പദ്ധതികള്‍ ഉണ്ട്. പശ്ചിമ ബംഗാളിലാകട്ടെ അയല്‍ക്കൂട്ടങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി ഒരു മന്ത്രിതന്നെയുണ്ട്. ഭാരത സര്‍ക്കാര്‍ ഒരു നിയമം വഴി സ്വയംസഹായസംഘങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും മേല്‍നോട്ടവും നിയന്ത്രണവും നബാര്‍ഡിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് ഒരു ബില്ല് അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വളരെയധികം എതിര്‍പ്പുകള്‍ ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പലിശനിരക്ക് കമ്പോളത്താല്‍ നിര്‍ണ്ണയിക്കപ്പെടാന്‍ അനുവദിക്കരുത് നിക്ഷേപങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ എന്‍ ജി ഓ കളെ അനുവദിക്കരുത് പ്രസ്തുത നിയമത്തിന്റെ കീഴില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളേയും കമ്പനി ആക്ടിന്റെ സെക്ഷന്‍ 25 ല്‍ വര്‍ണ്ണിച്ചിരിക്കുന്ന കമ്പനികളേയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ ഒരു വിശദമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ പാര്‍ലമെന്റില്‍ ബില്‍ പാസാക്കാവൂ എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ബില്‍ ഇപ്പോള്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍പാകെയാണ്. ആന്ധ്രാ സര്‍ക്കാരിന് അവിടത്തെ ചില വലിയ എന്‍ ജി ഓ കളെ വായ്പകള്‍ തിരിച്ചുപിടിക്കുന്നതില്‍ അവര്‍ കാണിച്ച അക്രമങ്ങളും വരുത്തിയ ക്രമക്കേടുകളും കാരണം നിരോധിക്കേണ്ടിവന്നു. ആന്ധ്രയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ സ്വയംസഹായ സംഘങ്ങള്‍ ഉള്ളത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടല്ല മറിച്ച് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് ആന്ധ്രയില്‍ ഇത്രയധികം സംഘങ്ങളുണ്ടായത്. നബാര്‍ഡിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയിലാകെ 2006, സെപ്തംബര്‍ 30 വരെ ഏകദേശം 26 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ സംഘങ്ങളില്‍ മഹാഭൂരിപക്ഷവും തെക്കേ ഇന്‍ഡ്യയിലാണ്. ഏറ്റവും കുറഞ്ഞത് 4000 ഓളം സന്നദ്ധസംഘടനകള്‍ ഇവയുടെ മേല്‍നോട്ടം വഹിക്കുന്നു. ഈ സംഘങ്ങള്‍ സ്ത്രീകളുടെ ഒത്തൊരുമയ്ക്കും അവരുടെ ചെറു വായ്പാ ആവശ്യങ്ങള്‍ക്കും വളരെയേറെ ഉപകരിക്കുന്നു എന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീ ശാക്തീകരണം അത്രയ്ക്കൊന്നും നടക്കുന്നില്ലെന്നും പലപ്പോഴും സ്ത്രീകള്‍ വായ്പാ കെണിയില്‍ അകപ്പെടുന്നുവെന്നും അതവര്‍ക്ക് ഇരട്ടി ഭാരമായി മാറുന്നുവെന്നുമാണ് പല പഠനങ്ങളും പറയുന്നത്. ആഗോളവല്‍ക്കരണം ചെറുകിട സംരംഭങ്ങളുടെ വിജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുന്നതായും പഠനങ്ങള്‍ തെളിയിയിക്കുന്നു. വിദേശത്തുനിന്ന് വലിയതോതില്‍ ധനസഹായം ലഭിക്കുന്ന BRAC, ഗ്രാമീണ്‍, പ്രോഷിത ASA തുടങ്ങിയ സര്‍ക്കാരിതര സംഘടനകള്‍ കഴിഞ്ഞ 30 വര്‍ഷമായി സമാന്തര സര്‍ക്കാരുകള്‍ പോലെ പ്രവര്‍ത്തിച്ചിട്ടും ബംഗ്ളാദേശില്‍ ഇന്നും ദാരിദ്ര്യം വലിയ അളവില്‍ അവശേഷിക്കുന്നു. ഹിന്ദുസ്ഥാന്‍ ലിവര്‍പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ ആകട്ടെ സാമ്പത്തിക ശാക്തീകരണം നടപ്പിലാക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ ഉത്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍ വഴി വില്‍ക്കുവാന്‍ ശ്രമിക്കുന്നതും നമുക്ക് കാണാം. റിലയന്‍സും, വാല്‍മാര്‍ട്ടിനെ പുറംവാതില്‍ വഴി ഇന്ത്യയിലേക്കു കൊണ്ടുവരുന്ന ഭാരതിയും ചെറുകിട വായ്പാ മേഖലയിലേക്ക് കാല്‍ വയ്ക്കുകയാണ് എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ ഈ രംഗത്തുണ്ട്. 22000-ഓളം അയല്‍ക്കൂട്ടങ്ങള്‍ 15 സംസ്ഥാനങ്ങളിലായി ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ നയിക്കുന്ന ഗ്രൂപ്പുകള്‍ മററുള്ളവയില്‍ നിന്നും വേറിട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. മേല്‍ വിവരിച്ചതില്‍ നിന്നും ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, അതിനുളള പോംവഴികള്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ സര്‍ക്കാരിതര സംഘടനകളുടെ പങ്ക്, ഇത്തരം ഗ്രൂപ്പുകളോട് ലോകബാങ്കിനും മറ്റു ഡോണര്‍ ഏജന്‍സികള്‍ക്കുമുള്ള സമീപനം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കേണ്ടതാണ് എന്ന് വ്യക്തമാവും. ഔദ്യോഗിക രേഖകളനുസരിച്ച് സ്വയംസഹായ സംഘങ്ങളുടെ താഴെപറയുന്ന 6 വ്യത്യസ്ത മാതൃകകളാണുള്ളത്. 1) ഗ്രാമീണ്‍ മോഡല്‍ ഇവ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് വായ്പകളിലാണ്. നിക്ഷേപങ്ങള്‍ക്കും ശാക്തീകരണത്തിനും ഇവ ഊന്നല്‍ നല്‍കുന്നില്ല. 2) സ്വയംസഹായ സംഘം ബാങ്ക് സംയോജിത മോഡല്‍ ഇവയില്‍ എന്‍.ജി.ഒ സ്വയംസഹായ സംഘത്തിനേയും ബാങ്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നു. 3) എന്‍.ജി.ഓ ബാങ്ക് മോഡല്‍ ഇവിടെ ബാങ്ക് വായ്പകള്‍ എന്‍.ജി.ഒ കൈപ്പറ്റി സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ട് സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. 4) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സേവനം നല്‍കുക എന്ന മുന്‍ഗണന ഉപേക്ഷിച്ച് ലാഭം കൊയ്യാനായി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങളാണ് ഇവ. മൈക്രോഫിനാന്‍സിനെ ഒരു വ്യവസായമായി മാത്രം കാണുന്ന ഇവര്‍ സേവനത്തെക്കാളുപരി ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കുന്നു. ലോകബാങ്ക് മുന്നോട്ടുവെക്കുന്നത് ഈ മോഡലാണ്. 5) സഹകരണ ഫെഡറേഷന്‍ മോഡല്‍ ഈ മാതൃകയുടെ ഉപജ്ഞാതാക്കള്‍ ആന്ധ്രയിലെ CDF എന്ന NGO ആണ്. 6) ഫെഡറേഷന്‍ മോഡല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കമ്മിററിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയെ നമുക്ക് വിദേശ ഫണ്ട് ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയന്ത്രണത്തിലുള്ള സ്വയംസഹായ സംഘങ്ങള്‍, മത, സമുദായ, വര്‍ഗീയ സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വയംസഹായ സംഘങ്ങള്‍ വിവിധ മനുഷ്യാവകാശ സംഘടനകളാലും ജനകീയപ്രസ്ഥാനങ്ങളാലും നയിക്കപ്പെടുന്നവ എന്നിങ്ങനെ നാലായി തരം തിരിക്കാം എന്നു തോന്നുന്നു. പല റാഡിക്കല്‍ സാമ്പത്തിക വിദഗ്ദ്ധരുടെയും വിമര്‍ശനം സ്വയംസഹായ സംഘങ്ങള്‍ ലോകബാങ്കിന്റെ ഒരു ചെപ്പടിവിദ്യ മാത്രമാണ് എന്നാണ്. അവരുടെ അഭിപ്രായത്തില്‍ ഇവ സ്ത്രീ ശാക്തീകരണത്തിനോ, ദാരിദ്ര്യ നിര്‍മാര്‍ജനത്തിനോ, സ്ത്രീകളുടെ സാമൂഹിക ഉന്നമനത്തിനോ ഉപകരിക്കപ്പെടുന്നില്ല ഇത്തരം സംഘങ്ങള്‍ കൂടുതല്‍ അധീശത്വവും ചൂഷണവുമാണ് ലക്ഷ്യമിടുന്നത് ഇത്തരം സംഘങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന പലിശയും, ഗ്രാമീണ-കാര്‍ഷിക വായ്പകളില്‍ വന്ന കുറവും, ബാങ്കുകള്‍ ലാഭം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കുന്നതും മറ്റും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പയായി ലഭിക്കുന്ന തുക വളരെ ചെറുതായതിനാല്‍ യഥാര്‍ത്ഥത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജനം നടക്കുന്നില്ല എന്നും അവര്‍ പറയുന്നു. മറ്റൊരു വിമര്‍ശനം കുറച്ചുകൂടി ഉയര്‍ന്ന തലത്തിലാണ്. സ്ത്രീകള്‍ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകവഴി അവര്‍ മറ്റും സാമൂഹിക നേട്ടങ്ങള്‍ക്കായുള്ള സംഘടിത പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുപോകുന്നു, അല്ലെങ്കില്‍ അവര്‍ പലപ്പോഴും അകറ്റി നിര്‍ത്തപ്പെടുന്നു. ഈ വിമര്‍ശനങ്ങള്‍ ഒന്നുംതന്നെ സ്വയംസഹായ സംഘങ്ങളോ, അവരെ സംയോജിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളോ നിഷേധിക്കുന്നില്ല. പക്ഷേ കടുത്ത വിമര്‍ശകരെപോലും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം സ്വയംസഹായ സംഘങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. ആദ്യമൊക്കെ ഇവയെ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന പ്രസ്ഥാനങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ ഇത് ഇടയാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. വാസ്തവത്തില്‍ മൈക്രോ ക്രെഡിറ്റ് എന്നത് ലോകബാങ്കിന്റെ കണ്ടുപിടുത്തമൊന്നും അല്ല, ബൊളീവിയ, ഇന്തോനേഷ്യ പിന്നെ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ വിവിധ ഏജന്‍സികളാണത് തുടങ്ങിയത്..കാലക്രമേണ ലോകബാങ്ക് അതിനെ ഏറ്റെടുക്കാനും അതിന്റെ നയങ്ങളെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്. പുരോഗമന സ്വഭാവം വച്ചു പുലര്‍ത്തുന്ന സര്‍ക്കാരിതര സംഘടനകളോ ജനാധിപത്യ പ്രസ്ഥാനങ്ങളോ മേല്‍പ്പറഞ്ഞ എല്ലാ റാഡിക്കല്‍ വിമര്‍ശനങ്ങളോടും വിയോജിക്കുന്നു എന്നു പറയാനാവില്ല. സ്വയംസഹായ സംഘങ്ങള്‍ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് കഴിയില്ല എന്നു തന്നെ അവരും കരുതുന്നു. പക്ഷെ സ്വയംസഹായ സംഘങ്ങളെ ശാക്തീകരണത്തിനും സമൂഹത്തില്‍ മാന്യമായ സ്ഥാനം പിടിച്ചുപറ്റാനും ഉള്ള ഉപകരണമായി മാറ്റാമെന്നു അവര്‍ കരുതുന്നു. ഒപ്പം, അവയെ സമൂഹത്തിലെ അധീശവര്‍ഗ്ഗം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ഉപകരണമായി മാറ്റിയേക്കും എന്ന അപായ സാദ്ധ്യതയും അവര്‍ കാണുന്നു.എന്നാല്‍ സമൂഹത്തിന്റെ മുന്നില്‍ ഈ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായ പല നേട്ടങ്ങളും കാഴ്ച വക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ എന്നവര്‍ വിശ്വസിക്കുന്നു. ഇനി നമുക്ക് ജനകീയ ശാസ്ത്രസംഘടനകള്‍ എന്തുകൊണ്ട് സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. അതിനു ശേഷം മറ്റു സംഘടനകള്‍ക്ക് സ്വയംസഹായ സംഘങ്ങളെക്കുറിച്ചുള്ള പരിപ്രേക്ഷ്യം, സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തെയും വളര്‍ച്ചയെയും അവര്‍ എങ്ങനെയാണ് കാണുന്നത് എന്നിവ പരിശോധിക്കാം. ഒപ്പം ഇവയുടെ ഭാവിപ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ കൂടി തയ്യാറാക്കി നമുക്കീ ചര്‍ച്ച അവസാനിപ്പിക്കാം. സ്വയംസഹായസംഘങ്ങള്‍ സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തം ഉറപ്പിക്കുന്നു സ്വയംസാഹയസംഘങ്ങള്‍ സ്ത്രീകള്‍ വീടിനു പുറത്തേയ്ക്കു വരുവാനും സാമൂഹ്യ പ്രശ്നങ്ങളില്‍ ഭാഗഭാക്കാകുവാനും അവസരം ഒരുക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും സ്ത്രീകളെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ തേടുവാന്‍ അവരെ പ്രാപ്തരാക്കുന്നു പക്ഷേ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി ഒരു കരുത്താര്‍ന്ന ജനാധിപത്യ നേതൃത്വം ആവശ്യമാണ്. തക്കതായ നേതൃത്വത്തിന്റെ കരുത്തില്‍ സാമ്പത്തിക ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുപരി, സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാനും സാധിക്കും. രാജ്യത്താകമാനമുള്ള സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാകുന്ന ഒരു കാര്യം അവയുടെ നിയന്ത്രണം വഹിക്കുന്ന സന്നദ്ധ സംഘടനകളുടെ സ്വഭാവം ഇവയുടെ പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കുന്നു എന്നുള്ളതാണ്. സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങളുടെ, സ്ത്രീകളെ ഏകോപിപ്പിക്കുവാനുള്ള കഴിവിനെ മനസ്സിലാക്കിയിട്ടുണ്ട്. സ്വയംസഹായ സംഘങ്ങളുടെ രൂപകല്‍പ്പന പലപ്പോഴും ചെറിയ തോതിലുള്ള വായ്പാ-നിക്ഷേപ പദ്ധതിയില്‍ മാത്രമായി ഒതുങ്ങുന്നു. ഇവയ്ക്ക് പലപ്പോഴും സ്ത്രീകള്‍ക്കെതിരായ അക്രമം, ലൈംഗിക പീഢനം തുടങ്ങിയ പൊതുവായ പ്രശ്നങ്ങളില്‍ പോലും അഭിപ്രായ സമന്വയം ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ സ്വയംസഹായ സംഘങ്ങള്‍ നിലവിലുള്ള നിയമങ്ങള്‍ക്കായി അല്ലാതെ കൂട്ടായ സാമൂഹ്യ പരിഷ്ക്കരണങ്ങള്‍ക്കായോ നീതിലഭ്യതയ്ക്കായോ ശ്രമിച്ചുകാണുന്നില്ല. ജനകീയ ശാസ്ത്രസംഘടനകള്‍ ആ‍വട്ടെ ബോധപൂര്‍വ്വം തങ്ങളുടെ പ്രവര്‍ത്തനം സാമ്പത്തിക പ്രവര്‍ത്തങ്ങള്‍ക്കപ്പുറം മറ്റു മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതായത് സാമ്പത്തിക ഉന്നമനത്തിന് നല്‍കേണ്ട ഊന്നലില്‍ കുറവുവരാതെ തന്നെ സ്ത്രീ ശാക്തീകരണവും സാമൂഹിക ഉന്നമനവും ജനകീയ ശാസ്ത്രസംഘടനകള്‍ ലക്ഷ്യമാക്കുന്നു. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളോട് സംസാരിച്ചാല്‍ അവര്‍ക്ക് വായ്പകള്‍ ആവശ്യമാണെന്നു നമുക്ക് ബോദ്ധ്യമാകും. സ്വയംസഹായസംഘങ്ങള്‍വഴി വായ്പ ലഭിക്കുന്നതുമൂലം അവര്‍ ഹുണ്ടികക്കാരന്റെ 60 മുതല്‍ 100 ശതമാനം വരെയുള്ള കൊള്ള പലിശയില്‍ നിന്നും രക്ഷപ്പെടുന്നു. വിമര്‍ശകരുടെ നോട്ടത്തില്‍ സംഘങ്ങള്‍ ഈടാക്കുന്ന 20% പലിശ ബാങ്കുകളേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. പക്ഷേ ഒരു സാധാരണ സ്ത്രീയ്ക്കും എളുപ്പത്തില്‍ ബാങ്ക് വായ്പകള്‍ പലപ്പോഴും ലഭ്യമല്ല എന്നുള്ളതാണ് സത്യം. സ്ത്രീകള്‍ക്ക് വായ്പകള്‍ ലഭിക്കാനും മറ്റും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ അവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ അംഗീകാരം കൈവരുന്നു. നമ്മുടെ രാഷ്ട്രം ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള ദീര്‍ഘവീഷണത്തോടുകൂടിയ പദ്ധതികള്‍ വിഭാവന ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെട്ടതിനാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും സാമ്പത്തിക ഭദ്രതയ്ക്കായി പോരാടേണ്ടി വരുന്നു. ഈ ഘട്ടത്തിലാണ് സ്വയംസഹായ സംഘങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇത്തരം പരിപാടികളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്നത് തന്നെ ദാരിദ്ര്യത്തോട് പോരാടാന്‍ ദാരിദ്ര്യത്തെ മറികടക്കാനല്ല) അവര്‍ക്ക് മുന്നില്‍ മറ്റു മര്‍ഗ്ഗങ്ങള്‍ അവശേഷിക്കുന്നില്ല എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പരിഹാരത്തിന് അവരെ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്നുമാത്രമാണ് ധനസഹായം. ബാങ്കുകളും മറ്റു രാജ്യാന്തര സംഘടനകളും പലപ്പോഴും നല്‍കുന്നത് ചെറുകിട വായ്പയുടെ ഊതിപ്പെരുപ്പിച്ച, വര്‍ണ്ണശബളമായ ഒരു ചിത്രം മാത്രമാണ്. അത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുതകുന്ന ഒറ്റമൂലിയായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മൈക്രോക്രെഡിറ്റ് സ്ത്രീകളുടെ ലിംഗപരവും സാമ്പത്തികവുമായ അധീനസ്ഥതയുടെ മൌലിക കാരണങ്ങള്‍ പരിശോധിക്കുന്നില്ല .അത്തരം പരിശോധന നടത്താനോ പുരുഷമേധാവിത്വ സമൂഹത്തിലെ സാമ്പ്രദായികരീതികളോട് ഏറ്റുമുട്ടാനോ വിഭവങ്ങളുടെ നീതിപൂര്‍ണ്ണമായ വിതരണം ആ‍വശ്യപ്പെടാനോ കഴിയുമാറ് സ്വയംസഹായ സംഘങ്ങളെ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. സ്വയംസഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനം നല്‍കാന്‍ കഴിയാത്തതിനു മുഖ്യ കാരണം വായ്പയുടെ അളവ് വളരെ ചെറുതാണ് എന്നതാണ്. ഒരു ജീവിതമാര്‍ഗ്ഗത്തിനുള്ള ആവശ്യത്തിന് ഇത് തികയില്ല. ഭൂമി സംബന്ധമായ കാര്‍ഷികാവശ്യങ്ങള്‍ക്ക് സംഘങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിയുന്നുമില്ല. ജീവിക്കുന്ന ചുറ്റുപാടുകള്‍ മനസ്സിലാക്കാതെയും ബാക്ക് വേഡ് ഫോര്‍ വേഡ് ലിങ്കേജുകള്‍ ഇല്ലാതെയുമാണ് പലപ്പോഴും പുതിയ ഉദ്യമങ്ങള്‍ തുടങ്ങാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നത്. ഗ്രാമച്ചന്തകള്‍ പോലും കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളാല്‍ നിറയുമ്പോള്‍ കമ്പോളശക്തികളെ കൈകാര്യം ചെയ്യാനറിയാത്ത ഈ പാവങ്ങളുടെ സ്ഥിതി പഴയതിനേക്കാള്‍ മോശമാവുന്നു. മിച്ചംപിടിക്കാനും നിക്ഷേപം സ്വരൂപിക്കാനും സാധിക്കാത്തതു കൊണ്ടുതന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ പലപ്പോഴും സ്വയംസഹായ സംഘങ്ങളാല്‍ അവഗണിക്കപ്പെടുന്നു. ആദിവാസികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവര്‍ക്കൊന്നും സംഘാംഗങ്ങളാകാന്‍ കഴിയുന്നില്ല. അതു പോലെ തന്നെ വിവിധ ജാതികളില്‍ പെട്ട അംഗങ്ങളുള്ള സ്വയംസഹായ സംഘങ്ങളില്‍ പലപ്പോഴും ദളിത് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നതാണ് അനുഭവം. പലപ്പോഴും മറക്കപ്പെടുന്ന ഒരു കാര്യം, ശരിയായ ഭൂപരിഷ്ക്കരണം, നല്ല വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, തൊഴില്‍ അവസരങ്ങള്‍ എന്നിവയുടെ അഭാവത്തില്‍ സാമൂഹ്യപരിവര്‍ത്തനം സാദ്ധ്യമല്ല എന്നുള്ളതാണ്. “മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ സ്ത്രീകളെ അച്ചടക്കമുള്ള, വിധേയത്വമുള്ള, എളുപ്പത്തില്‍ പഠിപ്പിക്കാവുന്ന, എളുപ്പത്തില്‍ കണ്ടുകിട്ടുന്ന, നാണക്കേട് ഇല്ലാതാക്കുന്നതിനു പ്രാധാന്യം കൊടുക്കുന്ന, തങ്ങള്‍ക്കിടയില്‍ അന്യോന്യം അച്ചടക്കം നടപ്പിലാക്കുന്നവരുമായ ഉപഭോക്താക്കളായാണ് കാണുന്നത്. ” ഇങ്ങനെയൊരു വാദം മുന്നോട്ട് വെക്കപ്പെടാറുണ്ട്. കൂടുതല്‍ ജോലി ചെയ്യുകയും സ്ഥിരമായി മിച്ചം വെക്കുകയും, മറ്റുള്ളവ സ്ത്രീകളും മിച്ചം വെക്കുന്നു എന്ന് ഉറപ്പു വരുത്തുകയും, മുടക്കം വരുത്താതെ കടം തിരിച്ചടക്കുകയും ചെയ്യുന്ന ഒരു ‘നല്ല സ്ത്രീ’ ഇമേജ് മൈക്രോ ക്രെഡിറ്റ് പ്രചരിപ്പിക്കുന്നുണ്ട്. തങ്ങള്‍ക്കായി പ്രത്യേകിച്ചൊന്നും നല്‍കാത്ത ഒരു വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ മൈക്രോ ക്രെഡിറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. എങ്കിലും മൈക്രോ ക്രെഡിറ്റ് അവര്‍ക്കായി നല്‍കുന്നതിനെ “അംഗത്വം“ എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി..പൌരത്വം എന്ന പദം ശരിയാവുകയില്ല. സങ്കീര്‍ണ്ണവും ആഴത്തില്‍ വേരൂന്നിയിട്ടുള്ളതുമായ അസമത്വത്തിന് മൈക്രോക്രെഡിറ്റ് എന്ന ഒറ്റമൂലിയിലൂടെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സങ്കുചിതവും ഏകമാനവുമായ തന്ത്രങ്ങളാണ് സ്ത്രീകള്‍ക്ക് പൌരാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വരുന്ന പരാജയത്തിനു കാരണം. ലോകത്തിലെവിടെയായാലും മൈക്രോ ക്രെഡിറ്റ് നല്‍കിയിട്ടുള്ളവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് കാണാം. അതൊരു യാദൃച്ഛികതയല്ല മറിച്ച് അങ്ങിനെത്തന്നെയാണ് മൈക്രോ ക്രെഡിറ്റിന്റെ തന്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മുതലാളിത്ത സ്ഥാപനങ്ങളും ചിന്തകരും ഒരുക്കിയിട്ടുള്ള സുന്ദരന്‍ വാചകമടികള്‍ക്കും തന്ത്രങ്ങള്‍ക്കുമെതിരെ തങ്ങളുടേതായ വാദമുഖങ്ങള്‍ ഒരുക്കുന്നതിനു പലപ്പോഴും സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. അവര്‍ പലപ്പോഴും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ അന്ധാളിപ്പിലാകുന്നു. സ്ത്രീകളെ കാര്യങ്ങളുടെ കിടപ്പ് പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്നു. സ്ത്രീകളെ വിധേയത്വമുള്ള ഉപഭോക്താക്കളുടെ ഒരു കൂട്ടമാക്കുവാന്‍ മുതലാളിത്ത സാമ്പത്തിക സ്ഥാ‍പനങ്ങള്‍ ശ്രമിക്കുന്നത് -ഒരു ഗൂഡാലോചനയുടെ ഭാഗമല്ലെങ്കില്‍കൂടി- ആ സ്ഥാപനങ്ങളും അത്തരത്തിലാണ് നിലനില്‍ക്കുന്നത് എന്നത് കൊണ്ട് തന്നെയാണ്. എങ്കിലും ഈ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കും എന്നതിനു തെളിവൊന്നുമില്ല. എന്തായാലും സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് വീട്ടില്‍ തളച്ചിടപ്പെടുന്ന സ്ത്രീകളേക്കാള്‍ യഥാര്‍ത്ഥ ‘പൌര ബോധമുള്ളവരാകുവാന്‍’ അവസരം ലഭിക്കുന്നു മുതലാളിത്ത തന്ത്രങ്ങളുടെ ഉദ്ദേശം എന്തുതന്നെയായാലും. നയങ്ങള്‍ രൂപീകരിക്കുന്നവരും കോര്‍പ്പറേറ്റ് ഫൈനാന്‍സും സാധാരണ കുടുംബനാഥന്മാരായ പുരുഷന്മാരുമായി മാത്രം ഇടപാടുകള്‍ നടത്തുകയും സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടുള്ളവരായിരുന്നു. സ്ത്രീകള്‍ കുടുംബത്തിലേക്ക് ചെയ്യുന്ന സംഭാവനകള്‍ ചെറിയതോതില്‍ മാത്രമേ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ. ലോകബാങ്കും മറ്റു ധനകാര്യ സ്ഥാപനങ്ങളും മുന്നോട്ട് വെച്ചിരുന്ന ഇത്തരം വാര്‍പ്പുമാതൃകകളെ ചോദ്യംചെയ്യുവാനും, സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്താനും മിച്ചംവെക്കാനും സ്ത്രീകള്‍ കഴിവുള്ളവരാണെന്ന് സ്ഥാപിക്കാനും സ്വതന്ത്രരായ എന്‍.ജി.ഓകള്‍ക്കും പൌരസംഘങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇത് അനുകരിക്കുവാനും വലിയ രീതിയില്‍ തങ്ങളുടേതാക്കി നടപ്പിലാക്കാനും ധനകാര്യ സ്ഥാപനങ്ങള്‍ ശ്രമിക്കും എന്നതും കാണേണ്ടതുണ്ട്. എങ്കിലും ആത്യന്തികമായി ഇതിന്റെയൊക്കെ കേന്ദ്രസ്ഥാനത്ത് സജീവമായിരിക്കുന്ന, തങ്ങളുടേതായ താല്പര്യങ്ങളുള്ള, അതിനു രൂപം കൊടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്ന സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ശരിയായ രീതിയിലുള്ളതും സ്ത്രീകള്‍ക്ക് പൊതുവെ ഗുണകരമായതും ആയിരിക്കും. അതിനെ അംഗീകരിക്കുവാനും കൂടുതല്‍ മുന്നേറുന്നതിനു സഹായിക്കുന്നതിനും നമുക്ക് ചുമതലയുണ്ട്. ചെറുകിട വായ്പാ നയരൂപീകരണം വിഭാഗീയ താത്പര്യങ്ങള്‍ മൈക്രോ ക്രെഡിറ്റ് എന്ന ഗോദയിലെ പ്രബലരായ കളിക്കാര്‍ അവരവരുടേതായ വിഭാഗീയ താത്പര്യങ്ങള്‍ അനുസരിച്ച് വിവിധങ്ങളായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. പക്ഷെ ഒട്ടെല്ലാവരും ഒരു കാര്യത്തില്‍ യോജിക്കുന്നു-മൈക്രോ ക്രെഡിറ്റ് സ്ത്രീകള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമാണ്. എന്തുകൊണ്ടാണ് സ്വയംസഹായ സംഘങ്ങളെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നത്? സ്വയംസഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകവഴി ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളില്‍ നിന്നും ഗവണ്‍മെന്റിന് പിന്മാറുവാന്‍ സാധിക്കുന്നു.മാത്രമല്ല സ്ത്രീ ശാക്തീകരണം നേടിയെടുത്തു എന്ന അവകാശവാദം ഉന്നയിക്കുകയുമാവാം. കൂടാതെ സ്വയംസഹായ സംഘങ്ങള്‍ പലപ്പോഴും വികസന സന്ദേശങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ഉപകരണമായി വര്‍ത്തിക്കുന്നു. അവസാനത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധേയവുമായ കാരണം, സ്വയംസഹായസംഘങ്ങളെ വളരെ എളുപ്പത്തില്‍ ആള്‍ക്കൂട്ടം സംഘടിപ്പിക്കുവാനുള്ള ഉപാധിയായി ഉപയോഗിക്കാം എന്നുള്ളതാണ്. പലപ്പോഴും രാഷ്ട്രീയ കക്ഷികളുടെ ഘോഷയാത്രകള്‍ക്കും സമ്മേളനങ്ങള്‍ക്കും ചിലവില്ലാതെ കിട്ടുന്ന ഒരു സദസ്സായി അയല്‍ക്കൂട്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. രാഷ്ട്രീയ കക്ഷികള്‍ അയല്‍ക്കൂട്ടങ്ങളെ പ്രധാന വോട്ടുബാങ്കുകളായി കരുതുന്നതോടൊപ്പം എതിര്‍കക്ഷികള്‍ അവയെ ചാക്കിട്ടു കൊണ്ടുപോകാതെ സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുക്കളുമാണ്. ഹിന്ദുസ്ഥാന്‍ ലിവര്‍, ആംവേ തുടങ്ങിയ കോര്‍പ്പറേഷനുകള്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനായി സ്വയംസഹായ സംഘങ്ങളെ ഉപയോഗിക്കുന്നു. വന്‍കിട കമ്പനികള്‍ അവര്‍ക്കപ്രാപ്യമായ ഗ്രാമീണമാര്‍ക്കറ്റുകളില്‍ വലിയ മുതല്‍ മുടക്കില്ലാതെ പ്രവേശനം ലഭിക്കുന്നു. ടെലിവിഷനും മറ്റും സൃഷ്ടിക്കുന്ന പുതിയ ആവശ്യങ്ങളും മിഥ്യാമോഹങ്ങളും (ബേബി ഫുഡും സൌന്ദര്യ സംവര്‍ദ്ധക വസ്തുക്കളും മറ്റും) സാക്ഷാത്ക്കരിക്കപ്പെടുന്നതു വഴി ഗ്രാമീണദാരിദ്ര്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി തുടങ്ങിയവ അയല്‍ക്കൂട്ടങ്ങളെ ലാഭോത്പാദക സംഘടനകളായി കണക്കാക്കുന്നതോടൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ ബാങ്ക് പങ്കാളിത്തം അനാവശ്യമാണെന്നും പ്രചരിപ്പിക്കുന്നു. ഈ രംഗമാകെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്ന്‍ അവര്‍ വാദിക്കുന്നു. സാമൂഹ്യ നീതിയും വികസനവും ഉറപ്പാക്കുന്നതില്‍ അയല്‍ക്കൂട്ടങ്ങളുടെ പങ്ക് സ്വയംസഹായസംഘങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികമായ നേട്ടം പല തലങ്ങളില്‍ അവ ഉണ്ടാക്കുന്ന വിവിധ നേട്ടങ്ങളുടെ ആകെത്തുകയായി കണക്കാക്കാന്‍ പറ്റില്ല. ഇവ ഉയര്‍ത്തുന്ന സാമൂഹികമായ പല മാറ്റങ്ങളും ഒരു പുനര്‍ചിന്തനത്തിനു വഴിതെളിക്കുന്നു. പല കോണുകളില്‍ നിന്നും അത് വിലയിരുത്തപ്പെടുന്നുണ്ട്. സമൂഹത്തിലെ പ്രാമുഖ്യമുള്ള ഒരു വാദം ഇങ്ങനെയാണ്, ദാരിദ്ര്യത്തില്‍ നിന്നും പുറത്തു കടക്കേണ്ടത് ദരിദ്രന്റെ ഉത്തരവാദിത്വമാണ്. ഇവരുടെ കാഴ്ചപ്പാടില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഒരു ഡോസ് ധനസഹായം കൊടുത്താല്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവരുവാന്‍ ദരിദ്രര്‍ക്ക് സാധിക്കും സ്ത്രീകളുടെ യഥാര്‍ത്ഥ താല്പര്യങ്ങള്‍ക്കു കടകവിരുദ്ധമായി അവര്‍ ധനസഹായത്തിലൂടെ സംരംഭകര്‍ ആയിത്തീരുകയും അതുവഴി ദാരിദ്ര്യമേഖലയ്ക്കു മുകളിലേക്ക് എത്തിച്ചേരും എന്നതാണ് വിവക്ഷ. ഇത് മൌഢ്യവും ഇടുങ്ങിയ ചിന്താഗതിയോടും കൂടിയ ഒരു വികസന വീക്ഷണവുമായിത്തീരുന്നു. സാമൂഹ്യനീതി അയല്‍ക്കൂട്ടങ്ങള്‍വഴി മാത്രം ഉറപ്പാക്കാന്‍ കഴിയില്ല എന്നതാണ് സത്യം. മറ്റൊന്നു തിരസ്ക്കാരത്തിന്റെ വഴിയാണ്. സ്വയംസഹായസംഘങ്ങള്‍ ആഗോളവല്‍ക്കരണത്തെ ന്യായീകരിക്കുന്നതായി ആരോപിക്കപ്പെടുന്നു. ആഗോളവല്‍ക്കരണ ശ്രമങ്ങളെ തുറന്നു കാട്ടുക മാത്രമാണ് പരമപ്രധാനമെന്ന് സ്വയംസഹായസംഘങ്ങളെ തിരസ്ക്കരിക്കണമെന്നു ആ‍വശ്യപ്പെടുന്നന്നവര്‍ വിശ്വസിക്കുന്നു. മൂന്നാമത്തേത് സ്വയംസഹായസംഘങ്ങളെ കൂട്ടായ്മയുടേയും വിലപേശലിന്റേയും ഏറ്റുമുട്ടലിന്റെയും വേദിയായി കണക്കാക്കുന്നു. റാഡിക്കല്‍ വിമര്‍ശകര്‍ ചെയ്യുന്ന പോലെ തന്നെ ഇതിന്റെ പരിമിതികള്‍ തുറന്നുകാട്ടുന്നതിനോടൊപ്പം വര്‍ത്തമാന പരിതസ്ഥിതിയില്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായ സ്ത്രീകള്‍ക്ക് അല്പമെങ്കില്‍ അല്പം ആ‍ശ്വാസം എത്തിക്കണമെന്ന് അവര്‍ കരുതുന്നു. മൈക്രോ ക്രെഡിറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ ശ്രമവും നടത്തുന്നത് ഈ വായ്പ നല്‍കുന്നതിനു പിന്നിലുള്ള ശക്തികള്‍ (Donor Agencies) തന്നെയാണ് എന്ന് പൂര്‍ണ്ണബോദ്ധ്യമുണെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വായ്പ ആ‍വശ്യമാണ് എന്ന് നാം അംഗീകരിച്ചേ മതിയാവൂ.എന്നു മാത്രമല്ല ഏതു രീതിയിലുള്ള വായ്പയാണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കുന്നതിനു മുമ്പ് നാം ഈ പാവം സ്ത്രീകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചേ മതിയാവൂ. ഗവണ്‍മെന്റ് സ്വയംസഹായസംഘങ്ങള്‍ വഴി സ്ത്രീകളുടെ ജീവിത നിലവാരത്തല്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ വ്യക്തമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കേണ്ടതാണ്. ഈ കണക്കുകളുടെ അടിസ്ഥാന സൂചികകള്‍ വ്യക്തമായി നിര്‍വചിച്ചിരിക്കണം. ‘നല്‍കപ്പെടുന്ന' നേട്ടങ്ങളേക്കാള്‍ ‘നേടിയെടുക്കുന്ന' നേട്ടങ്ങളെപ്പറ്റി ബോധവല്‍ക്കരണം നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ, ലൈംഗീക മേഖലകളിലെ അറിവും സാമൂഹിക നീതി, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള അറിവ് വളര്‍ത്തിയെടുക്കാന്‍ സഹായകമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക. ഗവണ്‍മെന്റിന്റെ ചുമതല അയല്‍ക്കൂട്ട രൂപീകരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല. തൊഴില്‍പരമായും പ്രകൃതി വിഭവസഹാഹരണത്തിലും സ്ത്രീകള്‍ കൂടി ഭാഗഭാക്കാകുന്നരീതിയില്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. സ്ത്രീ ശാക്തീകരണ സംഘടനകള്‍ ആസൂത്രണം ആവിഷ്ക്കാരം, മേല്‍നോട്ടം, എന്നിവയില്‍ പങ്കെടുക്കുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്.പൊതു വിഭവങ്ങളായ കുളങ്ങള്‍, വൃക്ഷങ്ങള്‍, ക്വാറികള്‍, മേച്ചില്‍പ്പുറങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം അയല്‍ക്കൂട്ടങ്ങള്‍ക്കായിരിക്കണമെന്ന ആവശ്യം നമുക്ക് മുന്നോട്ടുവയ്ക്കാവുന്നതാണ്. ഗവണ്‍മെന്റിന്റെ വിവിധ സാമൂഹ്യ ക്ഷേമപദ്ധതികളുടെ വിതരണക്കാരായി അയല്‍ക്കൂട്ടങ്ങളെ നോക്കിക്കാണേണ്ടതാണ്. സ്ത്രീവിമോചന പ്രസ്ഥനങ്ങളും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും വികസന അജന്‍ഡകളെ വിമര്‍ശനാത്മികമായി വീക്ഷിച്ചു വരുന്നു. ഇപ്പോള്‍ നമ്മുടെ മുന്നില്‍ സ്ത്രീശാക്തീകരണം എന്നാല്‍ സാമ്പത്തിക ശാക്തീകരണം അതായത് വെറും വായ്പാ നിക്ഷേപ സമാഹരണം മാത്രമായി ഒതുങ്ങുന്നു. ഗവണ്‍മെന്റിന്റെഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ നടക്കുന്ന സമയത്തുതന്നെ നമുക്ക് ശരിയായ വീക്ഷണത്തോടുകൂടിയ സംഘങ്ങളുമായി സഹകരിച്ച് അവയെ ശരിയായ ദിശയിലേയ്ക്ക് നയിക്കാം. അതിനായി താഴെപ്പറയുന്ന രീതികള്‍ അവലംബിക്കാം. സാമ്പത്തിക സഹായത്തിനുമപ്പുറം ജീവിതോപാധികള്‍ കണ്ടെത്താനും നടപ്പിലാക്കാനുമുള്ള സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുക. അയല്‍കൂട്ടങ്ങളുടെ ചിട്ടപ്പെടുത്തിയ രീതികള്‍ക്കുമപ്പുറും സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, ശിശുസംരക്ഷണ, ശാരീരിക താല്‍പര്യങ്ങള്‍ കൂട്ടായ്മയില്‍ക്കൂടി നടപ്പില്‍വരുത്തുവാന്‍ സഹായിക്കുക. ഖേദകരമെന്നു പറയട്ടെ ഈ പറഞ്ഞ കാര്യങ്ങളൊന്നും തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. (ലേഖകന്‍: ശ്രീ. തോമസ് ഫ്രാങ്കോ, തമിഴ്‌നാട്‌ സയന്‍സ് ഫോറം) (ഈ ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പൂര്‍ണ്ണ രൂപം ഇവിടെ) കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും ശ്രീ.സജി വര്‍ഗീസ് ലോകത്തെമ്പാടും ആണവ നവോത്ഥാനം നടക്കുമ്പോള്‍ ആ ബസില്‍ കയറാതിരിക്കാന്‍ ഇന്ത്യക്ക് കഴിയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത്. എന്നാല്‍, ഇന്ന് ആവേശത്തോടെ ആണവ ബസിനെക്കുറിച്ചു പറയുന്ന മന്‍മോഹന്‍സിങ് അത് ഇത്രയും കാലം നമുക്ക് നഷ്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്ന കാര്യം മറക്കാറായിട്ടില്ല. 2020 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്ന് ഉണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇന്നു പരിമിതമായെങ്കിലും നിലവിലുള്ള ആണവസംരഭങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ ഉപദേശകരും വഹിച്ച പങ്കെന്താണെന്ന് പരിശോധിക്കാം. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പതാക ഇന്ത്യയിലേക്ക് കൊണ്ടുവന്ന മന്‍മോഹന്‍സിങ് പൊതുമേഖലയ്ക്കു പകരം സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയെന്ന സങ്കല്‍പ്പംതന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് മന്‍മോഹന്‍സിങ്ങായിരുന്നു. സ്വകാര്യമേഖലയോടുള്ള മന്‍മോഹന്‍സിങ്ങിന്റെ ഈ പ്രേമം പൊതുമേഖലയിലുള്ള ആണവ മേഖലയെയും ബാധിച്ചെന്നതാണ് യാഥാര്‍ഥ്യം. നരസിംഹറാവുവിന്റെ കാലത്താണ് മന്‍‌മോഹന്‍സിങ് അദ്ദേഹത്തിന്റെ കീഴില്‍ ധനമന്ത്രിയായത്. മന്‍മോഹന്‍സിങ്ങിന്റെ എല്‍പിജി(ലിബറലൈസേഷന്‍, പ്രൈവറ്റൈസേഷന്‍, ഗ്ളോബലൈസേഷന്‍) സംഘത്തില്‍പ്പെട്ട മൊണ്ടേക്ക് സിങ് അഹ്‌ലുവാലിയ, 1993 മുതല്‍ '98 വരെ ധനകാര്യ സെക്രട്ടറിയുമായിരുന്നു ഇപ്പോള്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനാണ് ഇക്കാലത്ത് ഇന്ത്യന്‍ ആണവോര്‍ജമേഖല ഏറെ അവഗണിക്കപ്പെടുകയായിരുന്നു. 1999ല്‍ പുറത്തിറക്കിയ സിഎജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2000 ആണ്ടാകുമ്പോഴേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ആണവമേഖലയില്‍നിന്നു നേടുകയെന്നതായിരുന്നു ആണവോര്‍ജ വകുപ്പിന്റെ (ഡിഎഇ) ലക്ഷ്യം. 1980കളിലാണ് ഈ ലക്ഷ്യമിട്ടത്. എന്നാല്‍, നേടിയതാകട്ടെ 2280 മെഗാവാട്ടും. ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഡിഎഇ ക്ക് കഴിയാതിരുന്നത് സര്‍ക്കാര്‍ ആവശ്യത്തിനു പണം നല്‍കാത്തതു കൊണ്ടാണത്രേ. ഇതു ശരിയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ ആണവ മേഖലയെ പട്ടിണിക്കിട്ട മന്‍മോഹന്‍സിങ്ങും കൂട്ടരുമാണ് ഇപ്പോള്‍ പറയുന്നത് അമേരിക്കയില്‍നിന്ന് മറ്റും ഇറക്കുമതിയിലൂടെ ആണവശേഷി വര്‍ധിപ്പിക്കണമെന്ന്. വേണ്ട സമയത്ത് പണം നല്‍കാതെ പൊതുമേഖലയെ ബോധപൂര്‍വം തകര്‍ക്കുക. അതിനു ശേഷം നല്ല പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കുറ്റം മുഴുവന്‍ ആ പൊതുമേഖലയില്‍ ചുമത്തുക. എന്നിട്ട് സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക. ബഹുരാഷ്ട്രകുത്തകകളെ ക്ഷണിച്ചുകൊണ്ടു വന്ന് അവര്‍ക്ക് സൌജന്യങ്ങള്‍ വാരിക്കോരി നല്‍കി പ്രോല്‍സാഹിപ്പിക്കുക. മന്‍മോഹന്‍സിങ്- അഹ്‌ലുവാലിയ കൂട്ടുകെട്ടിന്റെ പൊതുമിനിമം പരിപാടിയാണ് ഇത്. അമേരിക്കയുമായുള്ള ആണവസഹകരണത്തിന്റെ പിറകിലും ഈ താല്‍പ്പര്യങ്ങള്‍ കാണാം. ബ്രെട്ടന്‍ വൂഡ് സഹോദരികളുടെ സ്ഥാപനങ്ങളില്‍ പ്രവൃത്തിയെടുത്ത ഇരുവര്‍ക്കും അവരോടുള്ള കൂറു മറക്കാന്‍ കഴിയുന്നില്ലെന്നു വേണം കരുതാന്‍. കാരണം മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായപ്പോള്‍ത്തന്നെ അദ്ദേഹം ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷനായി അഹ്‌ലുവാലിയയെ നിയമിച്ചു. തുടര്‍ന്നാണ് ഊര്‍ജമേഖലയിലെ ക്ഷാമം ഉയര്‍ത്തിക്കാട്ടി അമേരിക്കയുമായുള്ള സഹകരണത്തിന് ഇവര്‍ വഴിയൊരുക്കുന്നത്. അമേരിക്കയുടെ പല പ്രസിദ്ധീകരണങ്ങളിലും ഇന്ത്യയുമായുള്ള സഹകരണം ഊര്‍ജമേഖലയിലൂടെ ആയിരിക്കണമെന്ന് കാണാവുന്നതാണ്. അതെന്തോ ആയിക്കോട്ടെ ഇന്നിപ്പോള്‍ ആണവോര്‍ജത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇത്രയും വീറോടെ നമ്മുടെ പ്രധാനമന്ത്രിയും കൂട്ടുകാരും പ്രസംഗിക്കുമ്പോള്‍ അതിന്റെ അകവും പുറവും നമ്മളൊന്നു പരിശോധിക്കണ്ടേ? ശ്രീ പ്രബിര്‍ പുര്‍കായസ്തയുടെ ലേഖനം അത്തരത്തിലൊന്നാണ്. ആണവോര്‍ജ മാഹാത്മ്യം തെറ്റായ കരാറിനെ ന്യായീകരിക്കാന്‍? ഇന്ത്യ-യുഎസ് ആണവകരാറിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യമെമ്പാടും സംവാദങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മാത്രമാണ് രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്കായി ആണവവൈദ്യുതി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ഗൌരവമായി ചര്‍ച്ചചെയ്യുന്നത്. ആണവകരാറിനെ ന്യായീകരിക്കാന്‍ ഗവണ്‍മെന്റും പ്രധാനമന്ത്രിയും ഇന്ത്യയുടെ ഊര്‍ജസുരക്ഷയെക്കുറിച്ച് കണക്കിലേറെ സംസാരിക്കുന്നു. ഇന്ത്യയുടെ ഭാവിക്ക് ആണവോര്‍ജം ഇത്രയും പ്രധാനമാണെങ്കില്‍ ഇതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്താന്‍ ഇതുസംബന്ധിച്ച് ഗൌരവതരമായ സാങ്കേതിക-സാമ്പത്തിക പഠനങ്ങള്‍ ഇതുവരെ എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യം ന്യായമായും ഉയര്‍ന്നു വരുന്നു. ഇപ്പോള്‍ നാം 4120 മെഗാവാട്ട് ആണവവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് നമ്മുടെ മൊത്തം സ്ഥാപിതശേഷിയുടെ കേവലം മൂന്നുശതമാനമാണ്. ആണവമേഖലയില്‍ ഇന്ത്യ നേരിട്ട ഒറ്റപ്പെടലാണ് ഈ മേഖലയില്‍ വളര്‍ച്ച മന്ദീഭവിക്കാനുള്ള ഒരു കാരണം. ഇത് ഒരു ഘടകംമാത്രം. രണ്ടാമത്തെ കാരണം ആണവവൈദ്യുതിയുടെ സാങ്കേതികവും സാമ്പത്തികവുമായ ഘടകങ്ങളാണ്; ആണവോര്‍ജം താരതമ്യേന വിലകൂടിയതാണ്. ആണവസാങ്കേതികവിദ്യയിലൂടെ എത്രമാത്രം വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും, ഇതിന് എന്തു ചെലവുവേണ്ടിവരും. ഇതാണ് മുഖ്യ പ്രശ്നം. ആണവവൈദ്യുതിയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം. എത്രത്തോളം ആണവവൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യം പരിശോധിക്കാം. ഊര്‍ജമന്ത്രാലയം കണക്കാക്കുന്നതുപോലെ അടുത്ത പത്തുവര്‍ഷത്തിനകം 1,00,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിക്കുകയാണെങ്കില്‍ അതില്‍ ആണവവൈദ്യുതിയുടെ പങ്ക് എത്രയായിരിക്കും? ആസൂത്രണകമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015 ഓടെ 15,000 മെഗാവാട്ടും 2021 ഓടെ 29,000 മെഗാവാട്ടും. ഇറക്കുമതി ചെയ്യാന്‍ പോകുന്ന റിയാക്ടറുകളില്‍നിന്നുള്ള 8000 മെഗാവാട്ട് ഉള്‍പ്പെടെയാണ് ഇത്. ഏറ്റവും ഉയര്‍ന്ന ശുഭപ്രതീക്ഷയനുസരിച്ചാണ് ഈ കണക്കുകളെന്ന് ആസൂത്രണകമീഷന്‍ത്തന്നെ പറയുന്നു. എന്നാല്‍പ്പോലും ആണവവൈദ്യുതി സ്ഥാപിതശേഷിയുടെ ഏഴുശതമാനം മാത്രമേ ആകുന്നുള്ളൂ. ഇപ്പോള്‍ ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്ന, കൂടുതല്‍ ഊതിവീര്‍പ്പിച്ച കണക്കുകള്‍ എടുത്താല്‍- 2020 ഓടെ 40,000 മെഗാവാട്ട്- ഇത് മൊത്തം സ്ഥാപിതശേഷിയുടെ ഒമ്പതുശതമാനമേ വരൂ. 2020 ഓടെ 40,000 മെഗാവാട്ട് എന്ന കണക്കുകൂട്ടലിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ഇത്തരമൊരു രീതിയിലുള്ള ആണവവൈദ്യുതോല്‍പ്പാദനത്തിന് വന്‍തോതില്‍ പണം മുടക്കണം. ഏറ്റവും ശുഭപ്രതീക്ഷ ഉയര്‍ത്തിപ്പിടിച്ചാലും ആണവവൈദ്യുതി മൊത്തം സ്ഥാപിതശേഷിയുടെ ചെറിയൊരു ശതമാനമേ ആയിരിക്കൂ. ആണവോര്‍ജമേഖലയില്‍ ഇത്രയും വിപുലമായി പണം മുടക്കിയാല്‍ മറ്റുമേഖലകള്‍ മുരടിച്ചുപോകുകയുംചെയ്യും. 1960കളിലും '70കളിലും ആണവവൈദ്യുതിയെക്കുറിച്ച് ഒട്ടേറെ മതിപ്പുണ്ടായിരുന്നു 80കളുടെ അവസാനത്തോടെ, ആണവവൈദ്യുതി ചെലവേറിയതാണെന്നു ബോധ്യപ്പെട്ടു. പാശ്ചാത്യനാടുകളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് പ്രതീക്ഷിച്ചതിലും വര്‍ധിച്ചു; ഇവ നിര്‍മിക്കാനുള്ള സമയവും ദീര്‍ഘിച്ചു. വന്‍തോതില്‍ പ്രകൃതിവാതകം കണ്ടെത്തിയതും താപനിലയങ്ങളുടെ കാര്യക്ഷമത ഉയര്‍ന്നതും ആണവനിലയങ്ങളെ അനാകര്‍ഷകമാക്കി. ആണവനിലയത്തിന്റെ അപകടസാധ്യതകള്‍, അവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന പ്രശ്നം എന്നിവ വേറെ. ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകള്‍ പ്രശ്നം വഷളാക്കുന്നു സാങ്കേതികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ആണവനിലയങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്നത് വൈദ്യുതിമേഖലയിലാകെ വിപരീതഫലങ്ങള്‍ ഉളവാക്കും. സമ്പദ്ഘടനയുടെ മറ്റു മേഖലകളില്‍ നിക്ഷേപ മുരടിപ്പുണ്ടാകും. ആണവവൈദ്യുത മേഖലയില്‍ ഇത്രയും നിക്ഷേപം നടത്തുന്നത് ഇതര അടിസ്ഥാനസൌകര്യമേഖലകളില്‍ മാന്ദ്യം സൃഷ്ടിക്കും. ആണവനിലയങ്ങള്‍ക്കായി ഇന്ത്യ കുറച്ചു മുതല്‍മുടക്കണമെന്നതിനോട് യോജിക്കുന്നു. നാം ഉപരോധം അനുഭവിച്ചുവരികയായിരുന്നു. ആണവോര്‍ജനിലയങ്ങള്‍ സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ ലോകത്ത് ഒരിടത്തുനിന്നും നമുക്ക് കിട്ടിയിട്ടില്ല. നമ്മുടെ തദ്ദേശീയ ആണവസാങ്കേതികവിദ്യ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ദരുടെയും കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചെടുത്തതാണ്. ഇതിനായി 20 വര്‍ഷം എടുത്തു; 1974ല്‍ ഒന്നാം പൊഖ്റാന്‍ ആണവസ്ഫോടനത്തെത്തുടര്‍ന്ന് നാം ഉപരോധത്തിലായി. അതുകൊണ്ട് ഈ സാങ്കേതികവിദ്യയില്‍ നാം മുന്നേറേണ്ടതായുണ്ട്. ഇപ്പോള്‍ ആണവവൈദ്യുതി ചെലവേറിയതാണെങ്കിലും കാലക്രമത്തില്‍ കല്‍ക്കരി-എണ്ണ നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകും, ആണവോര്‍ജം വളരെയധികം പ്രധാനമാകും. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമ്പത്തിന്റെ ഏറിയ പങ്കും ആണവോര്‍ജമേഖലയില്‍ നിക്ഷേപിക്കുന്നത് ശരിയല്ല, അതും ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകളെ ആശ്രയിക്കുന്നത് ഒട്ടും ദീര്‍ഘവീക്ഷണമില്ലാത്ത ഏര്‍പ്പാടാണ്. അമേരിക്കയില്‍ ആണവനിലയങ്ങള്‍ അപ്രധാനമാകാന്‍ കാരണം അതിന്റെ അപകടസാധ്യതയോ മാലിന്യനിര്‍മാര്‍ജനപ്രശ്നമോ അല്ല. സാമ്പത്തികവശങ്ങള്‍തന്നെയാണ്. അവസാനമായി അമേരിക്കയില്‍ ആണവനിലയം കമീഷന്‍ ചെയ്തത് 1996ലാണ്, ഇതു നിര്‍മിച്ചത് 23 വര്‍ഷംകൊണ്ടാണ്. വിദേശത്തുനിന്നുള്ള ആവശ്യക്കാരെ ആശ്രയിച്ചാണ് അമേരിക്കന്‍ ആണവവ്യവസായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് ശതകോടികളുടെ ഓര്‍ഡറിനായി അവര്‍ ശ്രമിക്കുന്നത്. അവരുടെ മൃതപ്രായമായ ആണവവ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ഇത് ആവശ്യമാണ്. എന്‍റോണ്‍ അനുഭവം മനസ്സിലുള്ളവര്‍ക്ക് ചരിത്രം അതേപടി ആവര്‍ത്തിക്കുകയാണെന്ന് ബോധ്യമാകും. ആദ്യം 2000 മെഗാവാട്ട് പദ്ധതി സ്ഥാപിക്കാന്‍ എന്‍റോണിന് അനുമതി നല്‍കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു; തുടര്‍ന്ന് ഇന്ധനനയത്തിലും ഊര്‍ജനയത്തിലും എന്‍റോണിന് അനുകൂലമായ ഭേദഗതികള്‍ വരുത്തി. വൈദ്യുതിനിലയങ്ങളില്‍ ഇന്ധനമായി നാഫ് ത ഉപയോഗിക്കാനുള്ള ദ്രാവകഇന്ധനനയം എന്‍റോണിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ആവിഷ്കരിച്ചത്. ഇത്തരമൊരു തീരുമാനം ഊര്‍ജമേഖലയുടെ സാങ്കേതിക-സാമ്പത്തിക വശങ്ങള്‍ പഠിക്കാതെ ചിന്താശൂന്യമായി എടുത്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു, മഹാരാഷ്ട്ര സ്റേറ്റ് വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായി, നാഫ്‌ത ഉപയോഗിക്കുന്ന പ്ലാന്റുകള്‍ നിശ്ചലമായി. ദൌര്‍ഭാഗ്യവശാല്‍ ആണവോര്‍ജമേഖലയിലും സമാനമായ പ്രക്രിയയാണ് നടക്കുന്നത്. ഇന്ത്യ-യുഎസ് ആണവകരാറിനെ ന്യായീകരിക്കാനായി 40,000 മെഗാവാട്ട് ആണവ വൈദ്യുതിയെക്കുറിച്ച് പറയുന്നു, ഇത്തരം നിലയങ്ങള്‍ സ്ഥാപിക്കാന്‍ ആവശ്യമായ മൂലധനച്ചെലവിന്റെ കാര്യം ആലോചിക്കുന്നില്ല. 2000 മെഗാവാട്ടിന്റെ എന്‍റോണ്‍ നിലയമാണ് മഹാരാഷ്ട്ര വൈദ്യുതിബോര്‍ഡിനെ പ്രതിസന്ധിയില്‍ എത്തിച്ചതെങ്കില്‍ 40,000 മൊഗാവാട്ടിന്റെ ആണവവൈദ്യുതി നിലയങ്ങള്‍ കൊണ്ടുവരുന്ന ആഘാതം എത്ര കനത്തതായിരിക്കും? ഊര്‍ജ സുരക്ഷയ്ക്കായി ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള വാദങ്ങളും തെറ്റിദ്ധാരണാജനകമാണ്. മൂന്നു ഘട്ടങ്ങളുള്ള ആണവോര്‍ജ ഉല്‍പ്പാദനരീതിയില്‍നിന്ന് വ്യത്യസ്തമാണ് ഇറക്കുമതിചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍. ആദ്യത്തേതില്‍ സമ്പുഷ്ട യുറേനിയം ഉയര്‍ന്ന സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കുന്നു; തുടര്‍ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ് റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ ഉപയോഗിക്കും; അന്തിമമായി പ്ലൂട്ടോണിയം തോറിയം മിശ്രിതം അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇറക്കുമതിചെയ്യുന്നവയില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനം. ഇത്തരം റിയാക്ടറുകളില്‍ ധാരാളമായി യുറേനിയം വേണ്ടിവരും. വന്‍തോതില്‍ തുടര്‍ച്ചയായി യുറേനിയം ഇറക്കുമതി അനിവാര്യമാകും. എന്നാല്‍, ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകളിലും അഡ്വാന്‍സ് ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളിലും നാം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന ഊര്‍ജസുരക്ഷ ഇതിലൂടെ ഉറപ്പാകും. ആണവ വൈദ്യുതിക്കായി ഇന്ത്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനു പകരം, ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ പെട്ടെന്നുള്ള ലഭ്യത ഉറപ്പാക്കുകയാണ് ആണവകരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങളില്‍ ഒന്ന്. ആണവോര്‍ജ വകുപ്പില്‍(Department of Atomic Energy അതിസമ്മര്‍ദ വാട്ടര്‍ റിയാക്ടറുകളുടെ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കാനും 540 മെഗാവാട്ടുവരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും കഴിഞ്ഞപ്പോഴാണ് റിയാക്ടറുകളുടെയും ഇന്ധനങ്ങളുടെയും കാര്യത്തിലുള്ള ഉപരോധം നീക്കാമെന്ന വാഗ്ദാനം അമേരിക്ക മുന്നോട്ടുവച്ചതെന്നത് ശ്രദ്ധേയമാണ്. നാം ഒരിക്കല്‍ എളുപ്പവഴി സ്വീകരിച്ചാല്‍, ഇന്ധനങ്ങളുടെയും സാങ്കേതികവിദ്യയുടെയുംമേലുള്ള നിയന്ത്രണംവഴി അവര്‍ക്ക് നമ്മെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ കഴിയും. അതുകൊണ്ട് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെയും ആഭ്യന്തര റിയാക്ടര്‍ സാങ്കേതികവിദ്യയുടെയും വികസനം ഉറപ്പാക്കുകയാണ് ഊര്‍ജസുരക്ഷ നേടാനുള്ള ഭദ്രമായ മാര്‍ഗം. നമ്മുടെ ഊര്‍ജാവശ്യങ്ങളില്‍ ഒന്നുമാത്രമാണ് വൈദ്യുതി. ഗതാഗതമേഖലയിലും വളം-പെട്രോകെമിക്കല്‍ ഉല്‍പ്പാദനമേഖലകളിലും ഊര്‍ജം അത്യാവശ്യമാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനായി നാം ഏതുതരം ഇന്ധനമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രാഥമിക ഇന്ധനങ്ങളുടെ ആവശ്യകത. ഇപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏതു സാഹചര്യത്തിലും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 91 മുതല്‍ 95 ശതമാനംവരെ ആണവേതര മേഖലയില്‍നിന്നായിരിക്കും. മറ്റ് ഊര്‍ജസ്രോതസ്സുകളുടെ ആവശ്യകതയുമായി നോക്കുമ്പോള്‍ ആണവവൈദ്യുതി നിസ്സാരമാണെന്ന് അര്‍ഥം. രാജ്യത്തെ മൊത്തം ഊര്‍ജാവശ്യങ്ങളില്‍ മൂന്നുമുതല്‍ അഞ്ചുവരെ ശതമാനം മാത്രമാണ് ആണവവൈദ്യുതി നിറവേറ്റുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യം പരിശോധിച്ചാല്‍ ഇവ യഥാക്രമം 30ഉം 10ഉം ശതമാനം വീതം. ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങളില്‍ 40 ശതമാനത്തിലേറെ എണ്ണയും പ്രകൃതിവാതകവുമായിരിക്കും. അതുകൊണ്ട്, ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട ആണവസഹകരണകരാര്‍ നമ്മുടെ പ്രാഥമിക ഊര്‍ജആവശ്യങ്ങള്‍ വളരെ കുറച്ചുമാത്രമേ പരിഹരിക്കുകയുള്ളൂ. ആണവോര്‍ജമാണ് ഭാവിയിലെ ഊര്‍ജം എന്ന വാദം നമ്മുടെ ഊര്‍ജാവശ്യങ്ങളുമായി യോജിക്കുന്നതല്ല, ആണവവൈദ്യുതിയെ ആശ്രയിക്കാന്‍ തയ്യാറാകുന്ന രാജ്യങ്ങളുടെ എണ്ണം തുച്ഛമാണ്. നാം തീര്‍ച്ചയായും ആണവവൈദ്യുതിമേഖലയില്‍ ശ്രദ്ധവയ്ക്കണം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കണം ഇത്; ഇപ്പോഴത്തെ നമ്മുടെ എല്ലാ ഊര്‍ജാവശ്യങ്ങള്‍ക്കുമുള്ള പ്രതിവിധി ആണവോര്‍ജമാണെന്ന നിഗമനം ഒട്ടും ശരിയല്ല. ഇതു സത്യത്തിന്റെ മുഖത്ത് കരിതേയ്ക്കുന്നതിനു തുല്യമാണ്. ഊര്‍ജസുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ കരുതല്‍ എടുക്കുന്നുണ്ടെങ്കില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തിലാണ് ആശങ്ക പുലര്‍ത്തേണ്ടത്. പശ്ചിമേഷ്യയില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകേണ്ടത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. രാജ്യാന്തരവേദികളില്‍ അമേരിക്കയോട് വിധേയത്വം പുലര്‍ത്തുന്നതില്‍ ഇന്ത്യ ആഹ്ളാദം കണ്ടെത്തുന്നത് രാജ്യത്തിന്റെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണ്. (കടപ്പാട്: ശ്രീ. വി.ബി.പരമേശ്വരന്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം മന്‍‌മോഹന്റെ ആണവ ബസ്സ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില്ലും സ്വയംസഹായസംഘങ്ങള്‍ അല്ലെങ്കില്‍ അയല്‍ക്കൂട്ടങ്ങള്‍ കേരളീയ സമൂഹത്തില്‍ വേരുപിടിച്ചുകഴിഞ്ഞു. നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായാണ് ഇവിടെ അ യല്‍ക്കൂട്ടങ്ങള്‍ വന്‍തോതില്‍ ആരംഭിച്ചത്. നേരത്തെ ചില ജില്ലകളില്‍ നടപ്പിലാക്കിവന്നിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളും, ജനകീയാസൂത്രണ പരിപാടിയുടെ ഭാഗമായികൊണ്ടുവന്ന വനിതാഘടക പദ്ധതിയും, കൂടുതല്‍ നന്നായി നടത്തുവാനാണ് കേരളസര്‍ക്കാര്‍ “കുടുംബശ്രീ എന്ന പേരില്‍ ഒരു പ്രത്യേക "മിഷന്‍ സംവിധാനമായി അയല്‍ക്കൂട്ടങ്ങള്‍ക്ക് രൂപം കൊടുത്തത്. പ്രാദേശികാസൂത്രണത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുക, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാവണം സര്‍ക്കാര്‍ കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്. ചെറുകിട നിക്ഷേപങ്ങള്‍ സമാഹരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുക എന്നത് ഇവയുടെ നിരവധി ലക്ഷ്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുമുമ്പുതന്നെ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇവിടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തോളം അയല്‍ക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എല്ലാംതന്നെ ഏതെങ്കിലും വാണിജ്യ ബാങ്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്. അവ ബാങ്കുകളില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. ബാങ്കുകള്‍ ഈ അയല്‍ക്കൂട്ടങ്ങള്‍ക്ക് പൊതുവായും അംഗങ്ങള്‍ക്ക് വ്യക്തിഗതമായിട്ടും വായ്പകള്‍ നല്‍കിവരുന്നു. 7% മുതല്‍ 12% വരെയാണ് ഈ വായ്പയ്ക്ക് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. വട്ടിപ്പലിശക്കാരില്‍ നിന്നും ഉയര്‍ന്ന പലിശക്ക് കടംവാങ്ങിയിരുന്ന ഗ്രാമീണര്‍ക്ക് ഈ സംവിധാനം ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്. കൃത്യമായി അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരുന്നതുകാരണം ഈ വായ്പകളില്‍ തിരിച്ചടവും കൃത്യമാണ്. അതിനാല്‍ ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ നല്‍കാന്‍ താല്പര്യം കാണിക്കുന്നു. 10 മുതല്‍ 20 പേര്‍ വരെ ഒരു അയല്‍ക്കൂട്ടത്തില്‍ അംഗങ്ങളാണ് എന്നതിനാല്‍ വായ്പയുടെ വലിപ്പം ചെറുതല്ല എന്നതും ബാങ്കുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ മുന്‍ഗണനാവായ്പയുടെയും, കാര്‍ഷിക വായ്പയുടെയും പരിധിയില്‍ വരുമെന്നതിനാല്‍ നവസ്വകാര്യബാങ്കുകള്‍ (New Generation Banks) പോലും കോടിക്കണക്കിനു രൂപ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പനല്‍കാന്‍ തയ്യാറാകുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ നിരക്കിനോടൊപ്പം അവരുടെ നിര്‍വഹണ ചാര്‍ജു കൂടി അംഗങ്ങളില്‍ നിന്നും ഈടാക്കുന്നു. അതായത് പലിശനിരക്ക് മിക്കവാറും 12% മുതല്‍ 15% വരെ ആയിരിക്കും. സംഘാംഗങ്ങള്‍ തന്നെയാണ് അത് എത്രയായിരിക്കണം എന്നു തീരുമാനിക്കുന്നത്. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന വായ്പക്ക് പലിശ ഇതിനേക്കാള്‍ കൂടുതലാണ്. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ, ശാലോം ട്രസ്റ്റ്, ഈസാഫ് തുടങ്ങിയ നിരവധി മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തവരെക്കുറിച്ച് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാകമ്മിററി നടത്തിയിട്ടുള്ള പഠനത്തില്‍ വലിയ ചൂഷണമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. 21% മുതല്‍ 48% വരെയാണ് ഈ സ്ഥാപനങ്ങള്‍ പലിശ ഈടാക്കുന്നത്. ഇവയില്‍ തന്നെ കുറഞ്ഞപലിശ ഈടാക്കുന്ന ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പ എടുത്ത ആളിന്റെയും കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത ഒരാളിന്റെയും പലിശ തമ്മില്‍ താരതമ്യം ചെയ്തു നോക്കുമ്പോഴാണ് ഇതിലെ കൊള്ള വ്യക്തമാകുന്നത്. ഒരു ഇടപാടുകാരി ഒരു മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടത്തില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിട്ടുള്ളത് 275 രൂപാവീതം 50 ആഴ്ചകളായി തിരിച്ചടയ്ക്കാമെന്ന ഉറപ്പിന്മേലാണ്. ആ ഇടപാടുകാരി ആകെ അടയ്ക്കേണ്ടിവരുന്ന തുക 13,750 രൂപ. മറെറാരു സ്ത്രീ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഇതേ തുക ഇതേ കാലയളവിലേക്ക് വായ്പയെടുത്തപ്പോള്‍ തിരിച്ചടയ്ക്കേണ്ടിവന്ന തുക 220 രൂപാ വീതമാണ്. അവര്‍ ആകെ അടയ്ക്കേണ്ടിവന്നത് 11,000 രൂപ. 50 ആഴ്ചകൊണ്ട് മൈക്രോ ഫൈനാന്‍സ് സ്ഥാപനം അധികമായി ഈടാക്കിയ പലിശ 2,750 രൂപ വരും. 10,000 രൂപയ്ക്ക് ഒരുകൊല്ലം കൊണ്ട് 3,750 രൂപ പലിശ കിട്ടുകയെന്നാല്‍ നല്ല ലാഭമുള്ള ഏര്‍പ്പാടല്ലേ! ഈ ലാഭമാവണം വിദേശ ബാങ്കുകളെയും നവസ്വകാര്യബാങ്കുകളെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയിലെ ആത്മഹത്യചെയ്ത കര്‍ഷകരെ സംബന്ധിച്ച് നടത്തിയിട്ടുള്ള ഒരു പഠനത്തില്‍ പുത്തന്‍ തലമുറ ബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ 60% വരെ പലിശ ഈടാക്കിയിരുന്നു എന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങള്‍ പ്രധാനമായും consumption വായ്പകളാണ് നല്‍കുന്നത്. ഇതുമിക്കവാറും കണ്‍സ്യൂമര്‍ വസ്തുക്കള്‍ വാങ്ങുന്നതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. ചില ബഹുരാഷ്ട്ര കുത്തകകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അയല്‍ക്കൂട്ടങ്ങള്‍വഴി വിതരണം തുടങ്ങിയിട്ടുണ്ട് എന്ന കാര്യം നാം ഓര്‍ക്കണം. ഇത്തരത്തില്‍ വായ്പയായി നല്‍കുന്ന പണമാകെ ബഹുരാഷ്ട്ര കുത്തകകളുടെ കീശയിലേക്കാണ് ഒഴുകുന്നത്. മാത്രവുമല്ല, വരവിനേക്കാള്‍ അധികം ചിലവഴിക്കാനുള്ള ഒരു സ്വഭാവവും ഇവ വളര്‍ത്തുന്നു. മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളവര്‍ക്ക് വാണിജ്യബാങ്കുകള്‍ വായ്പ നല്‍കാറില്ല. അതുകൊണ്ട് ഇവര്‍ക്ക് ഈ സ്ഥാപനങ്ങളെ തന്നെ വീണ്ടും വീണ്ടും ആശ്രയിക്കേണ്ടിവരുന്നു. ഗുണ്ടകളെ വച്ച് പണപ്പിരിവുനടത്തുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ പലപ്പോഴും ഇവ ദാരിദ്ര്യ നിര്‍മ്മാര്‍ജനമല്ല ദാരിദ്ര്യവല്‍ക്കരണമാണ് നടത്തുന്നത്. വാണിജ്യബാങ്കുകള്‍ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടുന്നതും ബാങ്കുജോലികള്‍ ഔട്ട്സോഴ്സ് ചെയ്തു മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതും നാം ഇതിനോട് ചേര്‍ത്തുവെച്ചുകാണേണ്ട കാര്യങ്ങളാണ്. ബാങ്കുകളില്‍ നിന്ന് 7% മുതല്‍ 12% വരെ പലിശയ്ക്ക് വായ്പ ലഭ്യമായിരുന്നതിനു പകരംവയ്ക്കപ്പെടുന്നത് കൊള്ളപ്പലിശ ഈടാക്കുന്ന മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളെയാണ്. മൈക്രോ ഫൈനാന്‍സ് ബില്‍ മാറ്റങ്ങള്‍ അനിവാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സ്റ്റാന്‍ഡിംഗ് കമ്മിററിക്ക് വിട്ടിട്ടുള്ള മൈക്രോ ഫൈനാന്‍സ് ബില്‍ മാററങ്ങള്‍ കൂടാതെ പാസ്സാക്കപ്പെട്ടാല്‍, വലിയ താമസമില്ലാതെ ബാങ്കുകള്‍ നേരിട്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന വായ്പകള്‍(പരിമിതമായ Bank-SHG linkage) പോലും ഇല്ലാതാകുകയും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ ഇവയുടെ ഇടനിലക്കാരായി വരുകയും ചെയ്യും. കേരളത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ രൂപീകരിക്കുകയോ, നിലവിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും. ബാങ്കുകള്‍ ചെറുകിട വായ്പകള്‍ കുറയ്ക്കുകയും മുന്‍ഗണനാ വായ്പകള്‍ നിര്‍ത്തുകയും ഗ്രാമീണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ ബില്ല് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്‍ത്തന്നെ ബില്ലിലെ പല വ്യവസ്ഥകളും മാററപ്പെടേണ്ടതായിട്ടുണ്ട്. മൈക്രോക്രെഡിറ്റ് ഒരു കെണിയോ ജോസ് റ്റി എബ്രഹാം മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ ശ്രീ. തോമസ് ഫ്രാങ്കോ ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യം എന്ന 'കേരള ആരോഗ്യ മാതൃക' ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. അംഗീകൃത ആരോഗ്യ സൂചകങ്ങളായ പൊതു മരണനിരക്ക്, പൊതു ജനന നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് നമ്മുടെ സ്ഥാനം. ഈ നേട്ടത്തിന്റെ കാരണങ്ങള്‍ ഉയര്‍ന്ന സാക്ഷരത, ഭൂപരിഷ്കരണം, ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനങ്ങളുടെ അവകാശബോധം, സാര്‍വത്രികവും സൌജന്യവുമായ പൊതുജനാരോഗ്യ സമ്പ്രദായം തുടങ്ങിയ ഘടകങ്ങളാണെന്ന് കാണാം. സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളുടെ ഫലം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ഥത്തില്‍ പ്രതിഫലിക്കുന്നത്. അതായത് 1950 കളിലും 1960 കളിലും കേരളത്തില്‍ തുടക്കമിട്ട ഇടപെടലുകളാണ് കേരള ആരോഗ്യ മാതൃകക്ക് കാരണമെന്ന് വ്യക്തം. എങ്കില്‍ 1980 കളിലും 1990 കളിലും മേല്‍പ്പറഞ്ഞ സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നയങ്ങളിലും ഇടപെടലുകളിലും വന്ന മാറ്റം കേരളത്തിലെ ആരോഗ്യ മേഖലയെ മറ്റൊരു രീതിയില്‍ സ്വാധീനിച്ച് തുടങ്ങിയിട്ടുണ്ടാകും. പുത്തന്‍ സാമ്പത്തിക നയത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ഭാഗമായി തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതുവിതരണ സമ്പ്രദായം, മുരടിച്ച പൊതുജനാരോഗ്യ രംഗം, കച്ചവട മാതൃകകളായ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാലയങ്ങള്‍, സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, വര്‍ധിച്ചുകൊണ്ടിരിക്കുന്ന ദരിദ്ര-ധനിക അന്തരം എന്നിവയെല്ലാം കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഘടകങ്ങളാണ്. കേരള സംസ്ഥാന രൂപീകരണത്തിന്റെ 50 ആണ്ട് പിന്നിടുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ്. അവയില്‍ പ്രധാനപ്പെട്ടവ പകര്‍ച്ചവ്യാധികളുടെ മടങ്ങിവരവും പുതിയ സാംക്രമിക രോഗങ്ങളുടെ ആക്രമണവും ആണ്. മഴക്കാലമാരംഭിക്കുന്നതോടെ വര്‍ഷംതോറും വര്‍ധിച്ച തോതിലുണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ പുനരാവിര്‍ഭാവവും പുതിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതും ഏറെ ജാഗ്രതയോടെ കാണേണ്ടതാണ്. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തതായി കരുതിയ പല രോഗങ്ങളും കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ക്ഷയരോഗം പൂര്‍ണമായി നിയന്ത്രിക്കാന്‍ നമുക്കായിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി മുന്‍കാലങ്ങളില്‍ നമുക്ക് അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജനസംഖ്യാ വര്‍ധനവിനും നഗരവല്‍ക്കരണത്തിനും അനുസൃതമായി പരിസര-ശുചിത-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ശുദ്ധജലവിതരണം മെച്ചപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലാത്തതും സാമൂഹ്യ ശുചിത്വത്തിന് കാണിക്കുന്ന അലംഭാവവും പകര്‍ച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യ കാരണങ്ങളായി കാണാം. മാറുന്ന പരിസ്ഥിതിയും അതുമൂലം ഉണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി പകര്‍ച്ചകള്‍ക്ക്ശേഷം ഇപ്പോഴുണ്ടായിട്ടുള്ള ചിക്കുന്‍ ഗുനിയ ഇക്കാര്യങ്ങള്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയല്‍ സംസ്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ശക്തമായ മഴക്കുശേഷം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൃഗമൂത്രം കലര്‍ന്ന് ലെപ്റ്റോസ്പൈര എന്ന അണു വളരുന്നു. ഇതിലൂടെ നടക്കുന്ന മനുഷ്യരെയാണ് എലിപ്പനി ബാധിക്കുന്നത്. നാം വലിച്ചെറിയുന്ന പാത്രങ്ങളിലും പ്ളാസ്റ്റിക്ക് ബാഗുകളിലുമൊക്കെയായി ഏഡിസ് കൊതുകുകള്‍ പെരുകുന്നു. ഇവയാണ് ഡെങ്കിപ്പനിക്കും ചിക്കുന്‍ ഗുനിയക്കും കാരണമാകുന്നത്. രോഗം പരത്തുന്ന രണ്ടുതരം കൊതുകുകള്‍ -ഏഡിസ് ഈജിപ്റ്റി, ഏഡിസ് ആല്‍ബോപിക്റ്റ്സ് എന്നിവ -കേരളത്തില്‍ അതിവ്യാപകമായിരിക്കുന്നു. ഡെങ്കിപ്പനി വന്ന സമയം മുതല്‍ തന്നെ ഇവയുടെ നിയന്ത്രണം അടിയന്തരമായും ആസൂത്രിതമായും നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രചാരണം നടത്തിവരുന്നുണ്ട്. പണ്ട് മലേറിയ വഹിക്കുന്ന അനോഫിലിസ് കൊതുകിനെതിരെ പ്രയോഗിച്ചപോലെ കീടനാശിനി കൊണ്ട് ഇതു സാധ്യമാകുകയില്ല. ഈ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യന് ഹാനികരമല്ലാത്ത വിധത്തില്‍ കീടനാശിനികള്‍ എത്തിക്കാന്‍ കഴിയില്ല. പകരം കീടനാശിനിയിലൂടെയും വ്യാപകമായ ഫോഗിങ് വഴിയും നാം നശിപ്പിക്കുന്നത് ഈ കൊതുകുകളുടെ സ്വാഭാവിക ശത്രുക്കളായ തുമ്പികളെയും തവളകളെയുമൊക്കെയായിരിക്കും. തുമ്പിയുടെ ലാര്‍വ രണ്ടിനം കൊതുകുകളുടെയും ലാര്‍വകളെ തിന്നൊടുക്കുന്നു. കൂടാതെ തുമ്പികള്‍ പറക്കുന്ന കൊതുകുകളെ നശിപ്പിക്കുന്നു. മിയാന്‍മാറില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ തുമ്പികളുടെ ലാര്‍വകളെ ഉപയോഗിച്ച് ഏഡിസ് കൊതുകുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിയും ചിക്കുന്‍ഗുനിയയും സ്ഥിരമായി ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് തുമ്പികള്‍ക്കും തവളകള്‍ക്കും തിരിച്ചു വരാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ്. കീടനാശിനികളുടെ പ്രയോഗം പരമാവധി കുറയ്ക്കുകയാണ് ഇതില്‍ പ്രധാനം. കാര്‍ഷിക രീതികളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ശക്തമായ നിയന്ത്രണനിയമങ്ങള്‍ കൊണ്ടുവരികയും വേണം. ഏഡിസ് കൊതുകുകള്‍ക്കെതിരെയുള്ള ഹ്രസ്വകാല നിയന്ത്രണം ചെറിയ പ്രാദേശിക കൂട്ടായ്മകളിലൂടെ മാത്രമേ സാധ്യമാകൂ. മുതിര്‍ന്നവരെയും കുട്ടികളെയുമൊക്കെ പങ്കെടുപ്പിച്ച്, അവര്‍ക്ക് കൊതുകുകളെയും അവയുടെ പ്രജനനരീതികളെയുംപറ്റിയുള്ള വിവരങ്ങള്‍ നല്‍കി, കൊതുകു പെരുകുന്ന ഇടങ്ങള്‍ കണ്ടെത്തി അവ നശിപ്പിക്കലാണ് ചെയ്യേണ്ട പ്രവര്‍ത്തനം. ഇതിന് ജനകീയാസൂത്രണത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പങ്കാളിത്ത 'സ്പിരിറ്റ്' വീണ്ടെടുക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ വലിച്ചെറിയുന്ന 'വലിച്ചെറിയല്‍ സംസ്കാരം' നമ്മുടെ മുഖമുദ്രയായിരിക്കുന്നു. ഒരു കാലത്ത് ആഫ്രിക്കന്‍ മഴക്കാടുകളില്‍ ജീവിച്ചിരുന്ന ഏഡിസ് കൊതുകുകള്‍ വനനശീകരണത്തോടെ നാട്ടിലേക്ക് ഇറങ്ങിയിരിക്കയാണ്. ഇന്ന് അവക്കിഷ്ടം നമ്മുടെ നഗരീകൃത സംസ്കൃതിയാണ്. നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക് ബാഗുകളില്‍ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാല്‍ ബാഷ്പീകരണം നടക്കാതെ ഏറെ നാള്‍ നില്‍ക്കുന്നു.കൊതുകിനു മുട്ടയിട്ടു പെരുകാന്‍ വേണ്ടത്ര സമയം. ബോധവല്‍ക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയല്‍ സംസ്കാരം നിയന്ത്രിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ശക്തമായ നിയമങ്ങള്‍ ഈ മേഖലയിലും ആവശ്യമാണ്. ഇറച്ചി മാലിന്യങ്ങള്‍ ചാക്കിലാക്കി പാതിരാത്രികളില്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകര്‍ത്തുന്നു. എല്ലാം സഹിച്ച് നിശ്ശബ്ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്? എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്നത്തിന്റെ ഗൌരവം നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നോ? ആരോഗ്യ വകുപ്പുതലത്തിലും ദീര്‍ഘകാല നടപടികള്‍ ആവശ്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ അനുഭവം വിലയിരുത്തുമ്പോള്‍ ശ്രദ്ധയില്‍പ്പെടുന്ന ഒരു പ്രധാന പരിമിതി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ അഭാവമാണ്. ആരോഗ്യവകുപ്പ് അധികാര വികേന്ദ്രീകരണംവഴി ലഭ്യമായ പുതിയ സാധ്യതകള്‍ പരിഗണിക്കുകയോ പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ മുന്‍ കാലങ്ങളിലെപ്പോലെത്തന്നെ പരമ്പരാഗത ആരോഗ്യ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. ആരോഗ്യവകുപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിക്കാത്തതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവീന ആരോഗ്യ പദ്ധതികള്‍ തയാറാക്കാനോ ഏറ്റെടുത്ത പരിപാടികള്‍ മുന്നോട്ടു കൊണ്ടുപോകാനോ കഴിയുന്നുമില്ല. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആതുരസേവനം ഉറപ്പാക്കുന്നതിനു പുറമെ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ദ്വിതീയ തലത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേര്‍ന്നാല്‍ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ട് വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്ടിക്കാന്‍ കഴിയും. ആളെണ്ണം പെരുകി, വീടുകളും നഗരങ്ങളും കൂടി, സമ്പത്തും സൌകര്യങ്ങളും വര്‍ധിച്ചു. എന്നാല്‍ പൊതുസൌകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയും കാര്യത്തില്‍ കേരളീയരുടെ നില പരിതാപകരമാണ്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ പൌരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉല്‍പ്പന്നങ്ങളാണ്. വയറിളക്ക രോഗങ്ങളില്‍ നിന്ന് നാം രക്ഷനേടിയത് വ്യക്തിതല ശുചിത്വത്തിലൂടെയാണ്. വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തില്‍ കടുത്ത അവഗണന കാണിക്കുന്നു. ഈ അവഗണനയുടെ ഫലമാണ് ഇന്ന് ജനങ്ങളെ മൊത്തം ബാധിക്കുന്ന മഹാമാരികളായി നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വീടിന്റെ അകം വൃത്തിയാക്കുന്നതില്‍ എല്ലാവരും ശ്രദ്ധാലുക്കളാണ്. എന്നാല്‍ ചുറ്റുമുള്ള പരിസരവും പൊതുസ്ഥലങ്ങളുമെടുത്താലോ? ഭക്ഷ്യാവശിഷ്ടങ്ങളും പ്ളാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള സാഹചര്യം നാം ഒരുക്കുന്നു. നഗരങ്ങളിലാകട്ടെ മാലിന്യങ്ങള്‍ പുറത്തേക്ക് തള്ളുന്നതിലല്ലാതെ അത് കുറയ്ക്കുന്നതിന് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു ചുമതലയും ഇല്ലെന്നതാണ് സ്ഥിതി. കേരളത്തിലെ നിലവിലുള്ള ശുചിത്വ-ആരോഗ്യ പ്രശ്നങ്ങളെ താഴെ പറയുന്ന രീതിയില്‍ ക്രോഡീകരിക്കാം. 1. മാലിന്യങ്ങള്‍ ഉത്ഭവ സ്ഥാനത്ത് തന്നെ ശേഖരിക്കപ്പെടുന്നില്ല വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, കെട്ടിടനിര്‍മാണ സ്ഥലങ്ങള്‍, തുറസ്സായ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിറയ്ക്കുന്ന കേന്ദ്രങ്ങളായി പൊതുവഴികള്‍ മാറുന്നു. ഇതുമൂലം തെരുവുകള്‍ എപ്പോഴും വൃത്തിയില്ലാത്തതായി മാറുന്നു. ഓടകള്‍ അടയുന്നു. ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും നമ്മുടെ പരിസരത്തെയും ആരോഗ്യത്തെയും ഇവ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. 2. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങളുടെ അപൂര്‍ണമായ തരംതിരിക്കല്‍ ഉപയോഗ ശൂന്യമായ കടലാസുകള്‍, കുപ്പികള്‍, പ്ളാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ മുതലായവ ഇനം തിരിച്ച് വില്‍ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല. പ്ളാസ്റ്റിക്ക്, ചില്ല്, റബര്‍, ലോഹക്കഷണങ്ങള്‍ എന്നിവയും ഗൃഹമാലിന്യങ്ങളും ഒരുമിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നു. 3. മാലിന്യത്തെ റോഡില്‍ നിന്നോ മാലിന്യം നിറഞ്ഞ മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥലങ്ങളില്‍നിന്ന് നേരിട്ട് ശേഖരിക്കപ്പെടുന്നില്ല. റോഡ് അടിച്ചുവാരലാണ് മാലിന്യ ശേഖരണത്തിന്റെ പ്രധാന രീതി. ഇത് സ്ഥിരമായി എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും നടത്തുന്നില്ല. ജൈവവും അജൈവവും അപകടകാരികളുമായ എല്ലാ മാലിന്യങ്ങളും കൂടിക്കലര്‍ന്ന് അടുത്ത ശേഖരണ സ്ഥലത്തേക്ക് നീങ്ങുന്നു. ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു. 4. അശാസ്ത്രീയവും കാര്യക്ഷമമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന ചൂല്, കൈവണ്ടി എന്നിവ തീര്‍ത്തും അശാസ്ത്രീയവും ജോലിക്കാരുടെ കാര്യക്ഷമത കുറയ്ക്കുന്നവയുമാണ്. 5. സ്ഥിരവും കാര്യക്ഷമവുമായ രീതിയില്‍ മാലിന്യങ്ങള്‍ മാലിന്യങ്ങള്‍ കുന്നുകൂടി അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്ന രീതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. 6. ശാസ്ത്രീയ മലിനജല നിര്‍മാര്‍ജനത്തിന്റെ അഭാവം കേരളത്തിലെ ചെറിയ നഗരങ്ങള്‍ മുതല്‍ കോര്‍പറേഷന്‍ വരെ ഈ പ്രശ്നം രൂക്ഷമാണ്. പലപ്പോഴും കടകളില്‍നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പൊതു സ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടാറുണ്ട്. തുറന്ന ഓടകളിലൂടെ റോഡിനിരുവശവും മലിനജലം ഒഴുകുന്നത് അപൂര്‍വമായ കാഴ്ചയല്ല. ഖരമാലിന്യങ്ങള്‍ ഇത്തരം ഓടകളില്‍ അടിഞ്ഞുകൂടുന്നത് ജലം കെട്ടിനില്‍ക്കുന്നതിനും രൂക്ഷമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. കൂടാതെ കൊതുക്, ഈച്ച തുടങ്ങിയ ജീവികളുടെ പ്രജനനം സുഗമമാക്കുവാനും ഇത് കാരണമാകും. പൊതുനിരത്തുകളിലേക്ക് മലിനജലം ഒഴുക്കുന്നത് ഒരുകാരണവശാലും പരിഷ്കൃത സമൂഹത്തില്‍ അനുവദിക്കാനാവില്ല. മാലിന്യനിര്‍മാര്‍ജന പരിപാടികളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കുകയും, ശാസ്ത്രീയ മാലിന്യ പരിപാലന പരിപാടിക്ക് ഗവണ്‍മെന്റ് തലത്തില്‍ അടിയന്തരമായി രൂപം നല്‍കുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍, മാലിന്യ പരിപാലനത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കണം. മാലിന്യ സംസ്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും രണ്ട് തലത്തില്‍ ക്രോഡീകരിക്കാം. വിവിധ മാലിന്യ പ്രശ്നങ്ങള്‍ക്ക് വെവ്വേറെ സാങ്കേതിക സമീപനങ്ങള്‍ ആവശ്യമാണ്. മാലിന്യത്തിന്റെ സ്വഭാവം, അളവ്, ചെലവ്, പരിസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കി സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടില്‍ ലഭ്യമായ വിവിധ സങ്കേതങ്ങള്‍ ഇനി പറയുന്ന തരത്തില്‍ ചുരുക്കാം. അപകടകാരികളായതും അജൈവമായതുമായ മാലിന്യങ്ങള്‍ മാറ്റിയാല്‍ പൂര്‍ണമായും ജൈവമാലിന്യങ്ങളാണ് ലഭിക്കുക. ഇത് നേരിട്ട് വളമായി തെങ്ങ്, റബര്‍ തുടങ്ങിയവയുടെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാം. കുറച്ചെങ്കിലും ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് ജൈവമാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ തന്നെ വളമായി ഉപയോഗിക്കാം. വീടുകളുടെ സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളില്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എങ്കില്‍ കേന്ദ്രീകൃതമായ ശേഖരണവും സംസ്കരണവും ആവശ്യമായി വരും. ജൈവമാലിന്യം ശേഖരിച്ചുകഴിഞ്ഞാല്‍ നേരിട്ട് കൃഷിയിടങ്ങളിലേക്ക് കൊടുക്കുകയോ സംസ്കരണശാലകളിലെത്തിക്കുകയോ ആവാം. കാലം തെളിയിച്ച ജൈവ മാലിന്യ സംസ്കരണ പ്രക്രിയയാണ് കമ്പോസ്റ്റ്. വളരെ ലളിതമായ വളക്കുഴി മുതല്‍ പരിഷ്കൃതമായ വിന്‍ഡ്രോ കമ്പോസ്റ്റിങ് വരെയുള്ള വിവിധ മാര്‍ഗങ്ങള്‍ ഇവിടെ സ്വീകരിക്കാം. മണ്ണിര കമ്പോസ്റ്റിങ് ഈ മേഖലകളില്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. വീടുകളില്‍ തന്നെ ചെയ്യാവുന്നതാണ്. ഗുണമേന്മയുള്ള വളം ലഭ്യമാക്കുന്ന മണ്ണിര കമ്പോസ്റ്റ് നിര്‍മാണം. ജൈവ മാലിന്യം സംസ്കരിച്ച് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളും സംരംഭങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. മാലിന്യത്തില്‍ നിന്ന് ഇന്ധനമോ വൈദ്യുതിയോ ലഭിക്കുവാന്‍ ഇത്തരം യൂണിറ്റുകള്‍ സഹായിക്കുന്നു. ബയോഗ്യാസ് പ്ളാന്റില്‍ നിന്നും പുറംതള്ളുന്ന മിശ്രിതം വളമായി ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ ഉള്ള പരിചരണം ഇവയ്ക്കാവശ്യമാണ്. പ്ളാസ്റ്റിക്ക്, കുപ്പി, ടിന്‍ തുടങ്ങിയവയെല്ലാം തന്നെ പുനഃചംക്രമണത്തിന് വിധേയമാക്കാം. അടുത്ത കാലംവരെ കട്ടികുറഞ്ഞ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ആരും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്ത് അതിനുള്ള ഏജന്‍സികള്‍ കേരളത്തില്‍ എല്ലായിടത്തും ഉണ്ട്. ഇതിനായി ഈ വസ്തുക്കള്‍ സംഭരിക്കുവാന്‍ ഉള്ള സ്ഥലം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പ്ളാസ്റ്റിക്കിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുവാനായി യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്. കുപ്പികളും ടിന്നുകളും അതേപടി തന്നെ പുനഃചംക്രമണത്തിന് അയക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞ ബാറ്ററികള്‍, ബള്‍ബുകള്‍, ഇലക്ട്രിക് ട്യൂബുകള്‍, കാലഹരണപ്പെട്ട മരുന്നുകള്‍, കീടനാശിനികള്‍ തുടങ്ങി വിവിധ വിഷവസ്തുക്കള്‍ മാലിന്യമായി അടിയാറുണ്ട്. ഇവയുടെ അളവ് താരതമ്യേന വളരെ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ആഴ്ച ഉല്‍പാദിപ്പിക്കുന്ന മാലിന്യം ഒന്നിച്ച് ശേഖരിച്ചാല്‍ മതിയാകും. വ്യക്തിഗതമായി സംസ്കരിക്കുക പലപ്പോഴും പ്രയാസമായിരിക്കും. എങ്കിലും പരിസരത്തിനും അതുവഴി നമുക്കും അപകടകാരിയായതിനാല്‍ ഇവയെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏറ്റവും നല്ല മാര്‍ഗം ഉല്‍പാദകര്‍ തന്നെ ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ തിരിച്ചെടുക്കുകയും കേന്ദ്രീകൃതമായ ഒരു സംസ്കരണ ശാലയിലേക്ക് കൊണ്ടുപോവുകയും ചെയ്യുക എന്നതാണ്. അത് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ മേഖലാടിസ്ഥാനത്തില്‍ Sanitary Land Fill ആലോചിക്കാവുന്നതാണ്. എന്തായാലും വിവേചനമില്ലാതെ ചുറ്റുപാടും ഇത്തരം വിഷവസ്തുക്കള്‍ വലിച്ചെറിയുകയോ പൊതു മാലിന്യത്തില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നത് പരിതാപകരമാണ്. മാലിന്യ സംസ്കരണത്തിന് സാങ്കേതിക ഇടപെടലുകളേക്കാള്‍ പ്രാധാന്യം സാമൂഹ്യ ഇടപെടലുകള്‍ തന്നെയാണ്. കാരണം മുന്‍ വിവരിച്ച പല സങ്കേതങ്ങള്‍ക്കും സാങ്കേതികത താരതമ്യേന കുറവാണ്. എന്നാല്‍ മാലിന്യം വേര്‍തിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ജനങ്ങളില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുക ദുഷ്കരമാണ്. എങ്കിലും ഇതല്ലാതെ നമുക്ക് മറ്റു മാര്‍ഗങ്ങളൊന്നുംതന്നെ ഇന്ന് ലഭ്യമല്ല. ഇത്തരത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മനോഭാവം വളര്‍ത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങള്‍ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു. ശുചിത്വവും മാലിന്യ നിര്‍മാര്‍ജനവും ജനങ്ങളൂടെ പൌരബോധത്തിന്റെ ഭാഗമാണ്; സര്‍ക്കാരിന് ഉണ്ടാക്കാവുന്നതല്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രധാനം. കൊതുകും ഈച്ചയും ഇല്ലാത്ത ഒരു ചൈന മാവോവിന്റെ സ്വപ്നമായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം 'ക്രിയാത്മകമായ' സ്വപ്നം കാണാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണം. ഇതൊക്കെ ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണെന്നതും തിരിച്ചറിയണം. മാലിന്യ സംസ്കരണത്തിനായി ജനങ്ങളുടെ വന്‍പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ രാഷ്ട്രീയ പാര്‍ടികള്‍ തയാറാക്കണം. ഇതിലേക്ക് എല്ലാ ഔദ്യോഗിക -അനൌദ്യോഗിക സംവിധാനങ്ങളെയും പങ്കാളികളാക്കണം. കേരളത്തില്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ ഇപ്പോള്‍ ഈ രംഗത്തേക്ക് മുന്നിട്ടിറങ്ങിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. മറ്റ് പാര്‍ടികളും ഈവഴി ചിന്തിക്കേണ്ടിയിരിക്കുന്നു. (ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രചരിപ്പിക്കുന്ന"പനി പിടിക്കുന്ന കേരളം എന്ന ലഘുലേഖയെ അടിസ്ഥാനമാക്കി ദേശാഭിമാനി വാരിക തയ്യാറാക്കിയ ലേഖനം. ചിത്രവും ദേശാഭിമാനിയില്‍ നിന്ന്‌) (ലേഖകന്‍: ശ്രീ. ടി പി കുഞ്ഞിക്കണ്ണന്‍, ‍പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) മൈക്രോക്രെഡിറ്റ് അല്ലെങ്കില്‍ മൈക്രോഫിനാന്‍സ് എന്നതു സാധാരണ ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും ചെറുവായ്പകള്‍ നല്‍കുന്ന ഒരു സംവിധാനമാണെന്ന് ചുരുക്കിപ്പറ യാം. ഇതിനായി നാനാതരത്തിലുള്ള സംവിധാനങ്ങള്‍ ഇന്ന് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങള്‍, സൊസൈററികള്‍, ബാങ്കിങ്ങേതര ഫൈനാന്‍ഷ്യല്‍ കമ്പനികള്‍(NBFC) എന്നിവ ഇവയില്‍ ചിലതാണ്. പ്രൊഫ: മുഹമ്മദ് യൂനസ് സ്ഥാപിച്ച ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഈ രംഗത്ത് ലോകപ്രശസ്തമായ ഒരു മോഡലാണ്. പാവപ്പെട്ട സ്ത്രീകളുടെ ചെറുസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നും തന്നെ ശേഖരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് അവരുടെതന്നെ സംഘത്തിലുള്ളവര്‍ക്ക് വായ്പ കൊടുക്കുന്ന രീതിയാണിത്. ഗ്രാമീണ ബാങ്ക് മോഡല്‍ വികസിപ്പിച്ചതിന് ഡോ. യൂനസിന് 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഗ്രാമീണ ബാങ്ക് മോഡല്‍ വാശിയോടെ പ്രചരിപ്പിക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ധനകാര്യസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മാത്രമല്ല മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളും ഇത് ഒരു വന്‍സംഭവമായി കൊണ്ടാടുകയുണ്ടായി. ഡോ. യൂനസിന് 1994 ലെ ലോകഭക്ഷ്യ പുരസ്കാരവും (World Food Prize) ലഭിക്കുകയുണ്ടായി എന്നത് ഇത്തരുണത്തില്‍ പ്രത്യേകം സ്മരണീയമാണ് ലോകഭക്ഷ്യപുരസ്കാരം സ്പോണ്‍സര്‍ ചെയ്യുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍, കൊക്കോകോള തുടങ്ങിയ കാര്‍ഷികരംഗത്തെ 74 ഓളം വന്‍ കുത്തകകളും സ്ഥാപനങ്ങളുമാണ് എന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ജനിതകവിത്തുകളുടെ ഉല്പാദനത്തിനും വിതരണത്തിനും കുപ്രസിദ്ധമായ മൊണ്‍സാന്റോയുമായി ചേര്‍ന്ന് Grameen Monsanto Centre for Environment Friendly Technologies എന്ന പ്രസ്ഥാനം സ്ഥാപിക്കാന്‍ ഡോ. യൂനസ് മൊണ്‍സാന്റോയില്‍ നിന്നും 150,000 ഡോളര്‍ സ്വീകരിക്കുകയുമുണ്ടായിട്ടുണ്ട്. ഏകദേശം 70 ഓളം അവാര്‍ഡുകളും 28 ഓളം ഓണറ്റി ഡിഗ്രികളും മറ്റനേകം ബഹുമതികളും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഡോ. യൂനസിനെ തേടിയെത്തിയിട്ടുണ്ട്. വിമര്‍ശകര്‍ പറയുന്നത് ഈ അവാര്‍ഡുകളും ബഹുമതികളുമെല്ലാം യൂനസിനെത്തേടിയെത്തിയത് പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും ധനമൂലധനത്തിന് 20-24% വരെ ലാഭം കിട്ടുന്ന ഒരു നിക്ഷേപമാര്‍ഗ്ഗം കണ്ടെത്തികൊടുത്തതിനുമുള്ള പാരിതോഷികമായിട്ടാണെന്നാണ്. വസ്തുതകള്‍ തെളിയിക്കുന്നത് ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്നാണ്. ബാങ്കിംഗ് മുതലായ ഔദ്യോഗിക വായ്പാ സംവിധാനങ്ങള്‍ക്കു പുറമെ എന്‍.ജി.ഒ കളുടേയും മറ്റും നേതൃത്വത്തില്‍ അനൌദ്യോഗിക ചെറുവായ്പാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളവല്‍ക്കരണ -ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളോടൊപ്പം 1980-കള്‍ മുതല്‍ തന്നെ ആരഭിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പിന്‍തുണ നല്‍കിവരുന്നത് വികസിത രാജ്യങ്ങളാണ്, പ്രത്യേകിച്ചും ജര്‍മ്മനി, ഇംഗ്ളണ്ട്, യു.എസ്സ്.എ എന്നീ രാജ്യങ്ങള്‍. ഇതുകൂടാതെ ഫോര്‍ഡ് ഫൌണ്ടേഷന്‍, ഗ്രാമീണ്‍ഫൌണ്ടേഷന്‍ (USA) തുടങ്ങിയ അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളും, ലോകബാങ്കുപോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഈ പരിപാടിക്ക് സര്‍വ്വ ഒത്താശയും നല്‍കിവരുന്നു. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് (GTZ) മൈക്രോഫിനാന്‍സ് പ്രചാരണത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയ ഒരു പ്രധാന ഏജന്‍സി. വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ അവയില്‍ ചില സമാനതകള്‍ ഉണ്ടന്നു നമുക്കു കാണാന്‍ കഴിയും. 1. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രചരിപ്പിക്കുന്ന അതേ ഏജന്‍സികള്‍ തന്നെയാണ് മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്നത്. 2. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാലും ഇന്ത്യയിലായാലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലാണ് മൈക്രോ ക്രെഡിറ്റും, അനുബന്ധസ്ഥാപനങ്ങളായ സ്വയംസഹായ സംഘങ്ങളും മറ്റും പ്രചാരത്തില്‍വന്നത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവന്‍ നിലനില്‍ക്കണ്ട എന്ന ധ്വനിയും ഇതിനുണ്ട്. അരാഷ്ട്രീയവല്‍ക്കരണം മൈക്രോഫിനാന്‍സ് സംരംഭങ്ങളുടെ കൂടപ്പിറപ്പാണ്. സ്വയംസഹായ സംഘങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കണം സംഘടിപ്പിക്കുന്നത് എന്നത് പരിപാടിയുടെ ഒരു പ്രധാന ഘടകമാണ്. ബ്രസീലിലും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പരിപാടികളെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച "മൈക്കിള്‍ ചൌഷോദവസ്കി അദ്ദേഹത്തിന്റെ Globalisation of Poverty എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇത്തരം ചെറുചെറു ക്രെഡിറ്റ് ഗ്രൂപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ട ചൂഷിതരായ ജനങ്ങളുടെ വ്യവസ്ഥിതിക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള സംഘടിത പ്രതിരോധത്തിനുതന്നെ ഒരു തടസ്സമായി നിന്നു എന്നാണ്. 2005 മൈക്രോ ക്രെഡിറ്റ് വര്‍ഷമായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ച പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്ന് ഓഹരിവിപണികളിലെ ഒരു ദിവസത്തെ വ്യാപാരം തുടങ്ങുന്ന ആരംഭമണിയോ, വ്യാപാരം അവസാനിപ്പിക്കുന്ന മണിയോ മൈക്രോസംരംഭകര്‍ മുഴക്കണം എന്നതാണ്. ഈ ആശയം മുന്നോട്ടുവച്ചത് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ കുറെ വിദ്യാര്‍ത്ഥികളാണ് അവരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത് സാമ്പത്തിക ഉദാരവല്‍ക്കരണം ധനവാനും ദരിദ്രനും ഒരുപോലെ ബാധകമാണ് എന്ന് സൂചിപ്പിക്കാനാണ്. മറ്റൊരുകാര്യം നമുക്കുകാണാന്‍ കഴിയുന്നത് ഇത് സാധാരണ ജനങ്ങളുടെ സമ്പത്തും ലോകധനമൂലധനക്കമ്പോളത്തിലേക്ക് ചൂതാട്ടത്തിന് ഒഴുക്കുവാനുള്ള ഒരാഹ്വാനം തന്നെയാണ് എന്നതാണ്. അന്തരാഷ്ട്ര ഓഹരിക്കമ്പോളങ്ങളിലെ കുമിള-സമ്പദ്‌വ്യവസ്ഥയെ (Bubble Economy) ശക്തമാക്കാന്‍ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ വിലയും ഉപയോഗിക്കാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലിത്. സ്വയംസഹായ സംഘങ്ങള്‍ ഗ്രാമീണമേഖലയിലെ സമ്പത്ത് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കാനുള്ള ഒരു മാദ്ധ്യമമാണെന്ന് സ്വയംസഹായ സംഘങ്ങളുടെ പ്രധാന പ്രചാരകരായ ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ തുറന്നു സമ്മതിക്കുന്നുണ്ട്. സ്വയം സഹായസംഘങ്ങള്‍ നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൌണ്ട് തുറക്കുകയും അവരുടെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുകയും വേണം അല്ലെങ്കില്‍ ഒരു MFI യോ, NBFC യോ, NGO യോ ആയി ബന്ധപ്പെടണം. അങ്ങനെ ഗ്രാമീണ മേഖലയിലെ ചെറുചെറു സമ്പാദ്യങ്ങളും അന്താരാഷ്ട്ര ധനമൂലധന ചങ്ങലയിലെ കണ്ണിയാകുന്നു. ഗ്രാമപ്രദേശങ്ങളും ധനമൂലധനത്തിന് നിക്ഷേപത്തിനും ലാഭം കൊയ്യാനുമുള്ള ഒരു കളമായി മാറുന്നു. ഇന്ത്യയില്‍ 2004 ലെ നവംബര്‍ 18 ന് ബോംബെ ഓഹരിക്കമ്പോളത്തിലെ ആരംഭമണി മുഴക്കുന്ന പരിപാടി സംഘടിപ്പിച്ചത് ബോംബെ സ്റ്റോക്ക് എക്സേഞ്ച്, സിറ്റിഗ്രൂപ്പ്, പ്ളാനറ്റ് ഫിനാന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ്. ഈ സംരംഭത്തിന്റെ ലക്ഷ്യം അതിന് നേതൃത്വം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളെ നോക്കിയാല്‍ മനസ്സിലാകും. പ്ളാനറ്റ് ഫിനാന്‍സിന്റെ പ്രധാന രക്ഷാധികാരികള്‍ സനോഫി- അവന്റിസ് എന്ന ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ മള്‍ട്ടിനാഷണലാണ്. ക്യാന്‍സറിനും മറ്റും വളരെ വിലകൂടിയ മരുന്നുകള്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന ഒരു കമ്പനിയാണ് സനോഫി അവന്റിസ്. ഡോ. യൂനസ് പ്ളാനറ്റ് ഫിനാന്‍സിന്റെ കോ-പ്രസിഡന്റും, അഡ്വൈസറി ബോര്‍ഡംഗവുമാണ്. ഇതുവരെ പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം. മുതലാളിത്തം അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തും ഉപകരണമാക്കും, ഏതാശയവും അത് സ്വന്തം ലാഭത്തിനും കൊള്ളക്കും ഉള്ള മാര്‍ഗ്ഗമാക്കും. സന്നദ്ധസംഘടനകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഒക്കെ പ്രവര്‍ത്തിക്കാന്‍ ധാരാളം പണം ആവശ്യമാണ്. ഇവയുടെ പ്രവര്‍ത്തനത്തിന് ഫണ്ടിംഗ് ഒരുക്കിക്കൊടുക്കാന്‍ ആഗോളതലത്തില്‍ തന്നെ മൊണ്‍സാന്റോ, മൈക്രോസോഫ്റ്റ്, സിററിബാങ്ക് തുടങ്ങിയ മള്‍ട്ടിനാഷണല്‍ കുത്തകകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫൌണ്ടേഷനുകളും, എന്‍ഡോവ്മെന്റുകളും നിലവിലുണ്ട്. സ്വാഭാവികമായും ഈ ഫൌണ്ടേഷനുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കുത്തകകള്‍ അവരുടെ സഹായങ്ങള്‍ സ്വീകരിക്കുന്നവരെ ക്കുന്നവരെ അവരുടെ താല്പര്യത്തിനായി ഉപയോഗിക്കും. നിതാന്തജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ ഏതു പുരോഗമന പ്രസ്ഥാനത്തേയും അത് വഴി തെറ്റിക്കും തീര്‍ച്ച. മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍ പ്രൊ. പ്രഭാത് പട്നായിക്. മൈക്രോ ക്രെഡിറ്റ് പരമ്പരയിലെ ആദ്യ ലേഖനം ഇവിടെ കുടുംബശ്രീ അയല്‍കൂട്ടങ്ങളും മൈക്രോഫൈനാന്‍സ് ബില്ലും സജി വര്‍ഗീസ്. ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ഇവിടെ മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ ശ്രീ. തോമസ് ഫ്രാങ്കോ, ഈ പരമ്പരയിലെ നാലാമത്തെ ലേഖനം ഇവിടെ മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് മലയാളകഥാരംഗത്തെ ഒറ്റപ്പെട്ട ചൈതന്യമാണ് കാക്കനാടന്‍. അക്ഷരങ്ങളിലാവാഹിച്ച തീയാളുന്ന സമസ്യകളുമായാണ് മലയാളസാഹിത്യരംഗത്തേക്ക് കാക്കനാടന്‍ കടന്നുവ ""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ കറത്തമ്മേടെ ഭാഗ്യം കറത്തമ്മയ്ക 'നാലാം ലോകം' എന്ന കഥ എന്‍ എസ് മാധവന്‍ എഴുതിയതാണ്. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ എഴുതിയതാണ് നാലാം ലോകം നാലാംലോക സിദ്ധ ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കാഴ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോ ഫൈനാന്‍സ് ബില ആരോഗ്യവും മാലിന്യ സംസ്കരണവും കേരളീയ പരിസരത്തില്‍ കേരളം എന്ന ഇമ്മിണി ബല്യ നഗരവും മലയാളിയുടെ മനസ്സും‍ ശ്രീനാരായണഗുരദേവന്റെ ജീവിതത്തിലേക്കും സമകാലീനജീവിതത്തില്‍ ഗുരുദേവന്റെ പ്രസക്തിയെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന കൃതി. മലപ്പുറം: മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മന്തുരോഗ നിവാരണം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് സമൂഹ കൂട്ടായ്മ വേണമെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പടിഞ്ഞാറകത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിരീക്ഷകന്‍ ഡോ. എ സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി രാമകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു സിദ്ധാര്‍ത്ഥന്‍, സീനത്ത്, കൗണ്‍സിലര്‍മാരായ കെ പി അബ്ദുള്‍ ജബ്ബാര്‍, സി പി മുഹമ്മദ് കുഞ്ഞി, സൂപ്രണ്ട് ഡോ. പി കെ ആശ, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം പി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഡി എം ഒ ഡോ. കെ സക്കീന സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു Sanghamam Chicago New York Texas Toronto ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു വാഷിങ്ടണ്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധയുമായ ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് പദവി ഉപേക്ഷിക്കുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ ജോലി ഉപേക്ഷിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് തിരികെ പോകുമെന്ന് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 ജനുവരിയിലാണ് 49കാരിയായ ഗീത ഗോപിനാഥ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടിന്റെ ചീഫ് എക്കണോമിസ്റ്റ് ആയി നിയമിതയായത്. കണ്ണൂര്‍ സ്വദേശിയായ ഗീത ഗോപിനാഥ് നിലവില്‍ യുഎസ് പൗരയാണ്. ഗീത ഗോപിനാഥിന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഗീത ഐഎംഎഫിന് നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്നും ജോര്‍ജിയേവ പറഞ്ഞു. ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്ന ആദ്യത്തെ വനിതയാണ് ഗീത ഗോപിനാഥ്. മൂന്ന് വര്‍ഷമാണ് ഇവര്‍ ഐഎംഎഫിന്റെ പദവിയില്‍ സേവനം അനുഷ്ഠിച്ചത്. 1971 ഡിസംബറില്‍ ജനിച്ച ഗീത ഗോപിനാഥ് കൊല്‍ക്കത്തയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹിയിലെ ലേഡി ശ്രീ റാം കോളജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടി. ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മാനേജ്‌മെന്റ് വിദഗ്ധന്‍ ടി ദാമു അന്തരിച്ചു തിരുവനന്തപുരം: മാനേജ്‌മെന്റ് വിദഗ്ദ്ധനും ടാറ്റാ ഗ്രൂപ്പിന്റെ ദക്ഷിണേന്ത്യന്‍ മുഖവും പത്രപ്രവര്‍ത്തകനും ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെതിരെ വിദ്വേഷ പ്രചാരണം കാലിഫോര്‍ണിയ: ട്വിറ്റര്‍ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യന്‍ വംശജന്‍ പരാഗ് സൈജു ലഹരി പാര്‍ട്ടികളുടെ സംഘാടകനെന്ന് പോലീസ് കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവര്‍ കാര്‍ അപകടത്തില്‍ മരിച്ച മിഷിഗണിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു; എട്ടു പേര്‍ക്ക് പരിക്ക് മിഷിഗണ്‍: മിഷിഗണിലെ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. “മലഅരയരില്‍ നിന്നും ബ്രാഹ്മണമേധാവിത്വം ശബരിമല സ്വന്തമാക്കുന്നതിനുമുമ്പ് വിവിധതരത്തിലുള്ള തനത് ആചാരങ്ങള്‍ അവിടെ നിലനിന്നിരുന്നു. കാലാന്തരത്തില്‍ മല അരയര്‍ക്കൊപ്പം അവയെല്ലാം പുറത്താക്കപ്പെട്ടു. പ്രധാന ആചാരങ്ങളിലൊന്നായിരുന്നു തേനഭിഷേകം. തങ്ങള്‍ക്കു തിരിച്ചുകിട്ടണമെന്ന് മലഅരയര്‍ ആവശ്യപ്പെടുന്ന ആചാരങ്ങളില്‍ പ്രധാനപ്പെട്ടതും ഇതാണ്. മല അരയ സമുദായക്കാരനായ അയ്യപ്പനുവേണ്ടി പിന്മുറക്കാര്‍ നടത്തിവന്ന ആചാരം ഇന്ന് വിസ്മൃതിയിലാണ്. ചോദ്യമോ ഉത്തരമോ ഇല്ലാതെ പുതിയ ആചാരങ്ങള്‍ തത്സ്ഥാനത്ത് എത്തിക്കഴിഞ്ഞു. തേനഭിഷേകം മാത്രമല്ല പഞ്ചലങ്കാര ഉള്‍പ്പെടെയുള്ള പല ആചാരങ്ങളും മലഅരയ സമൂഹത്തിനൊപ്പം പുറത്തുപോയിക്കഴിഞ്ഞു. എല്ലാ വര്‍ഷവും വൃശ്ചികമാസം ഒന്നിനാണ് ശബരിമലയില്‍ തേനഭിഷേകം നടത്തിവന്നിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ശബരിമല ചവിട്ടാന്‍ പാടുള്ളൂ എന്നാണ് മലഅരയ വിശ്വാസം. ശബരിമലയാത്ര മണ്ഡലകാലത്ത് മാത്രമേ പാടുള്ളൂവെന്നും ഈ സമുദായം വിശ്വസിക്കുന്നു. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികമാസം ഒന്നാം തീയതി മലഅരയ സമുദായത്തിലെ ഒരു പൂജാരിയും ഇളംതലമുറക്കാരനും ചേര്‍ന്ന് ശബരിമല ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍ തേനഭിഷേകം നടത്തുന്നു. ഇതിനായുള്ള തേന്‍ ശേഖരിക്കുന്നതിനും ചില വട്ടങ്ങളുണ്ട്. തേന്‍ ശേഖരിക്കുന്ന വ്യക്തി നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതം എടുത്തിരിക്കണം എന്നുള്ളതാണ് ഒന്ന്. വ്രതം പൂര്‍ത്തിയാകുന്ന ദിവസം വനത്തിലേക്കുപോയി ശുദ്ധമായ തേന്‍ ശേഖരിക്കും. അഭിഷേകത്തിന് ഉപയോഗിക്കുന്നത് ചെറുതേനാണ്. പെരുംതേനീച്ച, തൂക്കു തേനീച്ച എന്നിങ്ങനെ പല ഇനത്തില്‍പ്പെട്ട തേനീച്ചകള്‍ വനത്തില്‍ ധാരാളമുണ്ടെങ്കിലും ചെറുതേനീച്ച അപൂര്‍വ്വമാണ്. തേന്‍ ഇനങ്ങളില്‍ ഔഷധവിഭാഗത്തില്‍പ്പെട്ട ഒന്നാണ് ചെറുതേന്‍. ഈ തേനീച്ചയുടെ കൂട് കണ്ടെത്തുകയും തേന്‍ ശേഖരിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള പ്രവര്‍ത്തിയാണ്. ഈ തേന്‍ ശബരിമലയിലെത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം നടത്തുകയാണ് ചെയ്യുന്നത്. മലഅരയ സമൂഹം വളരെ പവിത്രമായി കണ്ടിരുന്ന ഈ ആചാരം പക്ഷേ, ഇന്നില്ല. പതിയെപ്പതിയെ മലഅരയ സമുദായത്തെ ശബരിമലയില്‍ നിന്നും പുറത്തുകടത്തിയതിനൊപ്പം തേനഭിഷേകം തുടങ്ങിയ ആചാരങ്ങളേയും അവര്‍ ഒഴിവാക്കി. ക്ഷേത്രം ബ്രാഹ്മണവത്കരിച്ച ആദ്യനാളുകളില്‍ മലഅരയര്‍ തേനഭിഷേകം ചെയ്യുന്നതൊഴിവാക്കാന്‍ തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പുതിയൊരു നിര്‍ദ്ദേശംവെച്ചു. അഭിഷേകത്തിനായി എത്തിക്കുന്ന തേന്‍ ശ്രീകോവിലിനു മുന്നില്‍ വച്ചാല്‍ മതിയെന്നായിരുന്നു അവരുടെ ആദ്യവാദം. ഗത്യന്തരമില്ലാതെ മലഅരയര്‍ അത് അംഗീകരിച്ചു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞപ്പോള്‍ ആ രീതിക്കും മാറ്റം വന്നു. ഇരുമുടിക്കെട്ടിനുള്ളില്‍ തേന്‍ ഉള്‍പ്പെടുത്തിയാല്‍ മതി എന്നു പൗരോഹിത്യം പറഞ്ഞു. മലഅരയര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല. അയ്യപ്പനെ പുലിയുടെ മുമ്പിലേക്കു പറഞ്ഞുവിട്ടതിനു തുല്യമായ തന്ത്രങ്ങളായിരുന്നു ആര്യ മേധാവിത്വം ഇവിടെയും പ്രയോഗിച്ചത്. ഇങ്ങനെ ഘട്ടംഘട്ടമായുള്ള നടപടിക്രമങ്ങളിലൂടെ അവര്‍ തേനഭിഷേകം എന്ന മലഅരയആചാരത്തെ ശബരിമലയില്‍ നിന്നും പുറത്താക്കി. ദ്രാവിഡസംസ്‌കൃതിയുടെ തനത് ആചാരങ്ങള്‍ അവര്‍ക്കു സഹിക്കാവുന്നതിനും അപ്പുറത്താണ്. മറ്റൊരു പ്രധാന ആചാരമാണ് പഞ്ചലങ്കാര പൂജ. യഥാര്‍ത്ഥത്തില്‍ ഈ പൂജ ശബരിമലയില്‍ മാത്രം നടത്തുന്ന ഒന്നല്ല. 18 മലകളിലെ ക്ഷേത്രങ്ങളിലും ഇതുനടത്തിവന്നിരുന്നു. അരയ പൂജാരിമാര്‍ വെള്ളം, നെല്ല്, അരി, തുളസീദളം, ചന്ദനം എന്നിവകൊണ്ടാണ് പഞ്ചലങ്കാരപൂജ നടത്തിയിരുന്നത്. പഞ്ചലങ്കാരപൂജയ്‌ക്കൊപ്പം വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയും നടത്തിയിരുന്നു. മറ്റു മലഅരയ ആരാധനാലയങ്ങളിലും ഇതേ പൂജ ചെയ്തിരുന്നുവെങ്കിലും ശബരിമലയിലെ പ്രധാന ഇനമായിരുന്നു പഞ്ചലങ്കാപൂജ. ഇന്ന് ശബരിമലയില്‍ പഞ്ചലങ്കാരപൂജ ചെയ്യുവാന്‍ മലഅരയര്‍ക്കു കഴിയില്ല…” ആദിദ്രാവിഡ പാരമ്പര്യത്തില്‍ അടിയുറച്ച മല അരയരുടെ ആരാധനാമൂര്‍ത്തിയേയും അവര്‍ നിര്‍മ്മിച്ച ആരാധനാലയവും ബ്രാഹ്മണമേധാവിത്വം തട്ടിയെടുത്തതിന്റെ ചരിത്രം ആധികാരികരേഖകളോടെ ഇതാദ്യമായി അവതരിപ്പിക്കുകയാണ് ശബരിമല അയ്യപ്പന്‍ മലഅരയദൈവം എന്ന ഈ കൃതിയിലൂടെ പി.കെ. സജീവ്. പുരോഗമനത്താല്‍ മുച്ചൂടും മുങ്ങിനില്‍ക്കുന്നുവെന്ന് ഘോരഘോരം വാദിക്കുന്ന കേരളത്തില്‍ ഒരു പിന്നാക്ക സമുദായം സമ്പൂര്‍ണ്ണ തെളിവുകളുമായി നീതിക്കുവേണ്ടി അലയേണ്ടി വരുന്നതിന്റെ നേര്‍ച്ചിത്രമാണ് ഈ കൃതി പങ്കുവക്കുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ശബരിമല അയ്യപ്പന്‍ മലഅരയ ദൈവം ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്. പ്രഹ്ലാദ് രതീഷ് തിലകനാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. ശ്രീരാമകൃഷ്ണപരമ ഹംസരോട് തോന്നിയ ആദരവോ മയിലമ്മയോട് തോന്നിയ അനുഭാവമോ ജീവിതത്തില്‍ ഒരിക്കല്‍ പോലും മാതാ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തോട് തോന്നിയിട്ടില്ലാത്ത ഒരാളാണ് ഈ ലേഖകന്‍. അതിന്റെ ആധ്യാത്മികവും ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ “അമൃതാനന്ദമയിയും മയിലമ്മയും” എന്ന പേരില്‍ 2008ല്‍ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ പൊതുജനസമക്ഷം അവതരിപ്പിക്കാനും ഞാന്‍ തയ്യാറായിട്ടുണ്ട്. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള “അമൃതാനന്ദമയിയും മയിലമ്മയും” എന്ന ലേഖനം മറ്റു മാധ്യമങ്ങള്‍ക്ക് “പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ല” എന്ന അറിയിപ്പോടെ തിരസ്‌കരിച്ചപ്പോള്‍ അത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ചത് ഡി വൈ എഫ് ഐ മുഖപത്രമായിരുന്നു എന്ന കാര്യവും നന്ദിപൂര്‍വം അനുസ്മരിക്കാതെ വയ്യ. അമൃതാനന്ദമയിയെ സംബന്ധിച്ച് ശ്രീനി പട്ടത്താനം എന്ന യുക്തിവാദി നേതാവ് എഴുതിയ പുസ്തകത്തിനെതിരെ അമ്മ ഭക്തര്‍ കേസും പുകിലുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരുന്ന കാലത്താണ് എന്റെ ലേഖനവും പുസ്തകവും പുറത്തിറങ്ങിയത്. എന്നിട്ടും ഒരു അമ്മഭക്തനും എനിക്കെതിരെ കേസിനും പുകിലിനും ഒന്നും വന്നില്ല. എന്നാല്‍, തൃശൂര്‍ സ്വദേശിയും സമ്പന്നനുമായ ഒരു അമ്മ ഭക്തന്‍ പുസ്തകം വായിച്ച് എന്നെ വന്നുകാണുകയും പുസ്തകത്തില്‍ ഉന്നയിച്ചിരിക്കുന്ന വിമര്‍ശങ്ങള്‍ നൂറ് ശതമാനം സത്യമാണെന്ന് ബോധ്യപ്പെട്ടെന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കുകയും ചെയ്തു. സത്യം പറയുകയും അത് ജനങ്ങളില്‍ എത്തുകയും ചെയ്താല്‍ ജനങ്ങള്‍ സത്യത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാകുമെന്ന് പ്രസ്തുത അനുഭവം എന്നെ ബോധ്യപ്പെടുത്തി. അമൃതാനന്ദമയിക്കെതിരെ ആധ്യാത്മികമായ ആധികാരിക പ്രമാണങ്ങളിലൂന്നി എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന ഇത്തരമൊരു അനുഭവ പശ്ചാത്തലം ഉള്ളതിനാല്‍ തന്നെ, അവര്‍ക്കെതിരെ നവ മാധ്യമങ്ങളിലൂടെ “ഹോളി ഹെല്‍” അഥവാ “വിശുദ്ധ നരകം” എന്ന ഗെയ്ല്‍ ട്രഡ്‌വെല്‍ എഴുതിയ പുസ്തകത്തിലൂന്നി നടന്നുവരുന്ന ചര്‍ച്ചകളില്‍ പുതിയതായ എന്തെങ്കിലും വിവരങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. ഡോ. സുകുമാര്‍ അഴീക്കോടും സക്കറിയയും ഞാനും ഉള്‍പ്പെടെയുള്ളവര്‍ മാതാ അമൃതാനന്ദമയിക്കെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ സാധൂകരിക്കുന്ന പുസ്തകമാണ് ഗെയ്ല്‍ ട്രഡ്‌വെല്‍ സ്വാനുഭവങ്ങളിലൂന്നി എഴുതിയിരിക്കുന്ന “വിശുദ്ധ നരകം.” അമ്മ ഭക്തര്‍ “അമ്മയുടെ നിഴല്‍” എന്ന് വിളിക്കുകയും ഗായത്രി, സ്വാമിനി അമൃത പ്രാണ തുടങ്ങിയ ദീക്ഷാനാമങ്ങളില്‍ അവര്‍ക്കിടയില്‍ അറിയപ്പെടുകയും ചെയ്തിരുന്ന ആസ്‌ട്രേലിയക്കാരിയാണ് ഗെയല്‍ ട്രഡ്‌വെല്‍. അവര്‍ 1999ല്‍ അമൃതാനന്ദമയിയുമായും അവരുടെ പ്രസ്ഥാനവുമായുമുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 2013ല്‍ ആണ് ഗെയ്ല്‍ ട്രഡ്‌വെല്‍ “ഹോളി ഹെല്‍” എന്ന പുസ്തം പ്രസിദ്ധപ്പെടുത്തുന്നത്. അവരുടെ തുറന്നെഴുത്തിന് ഇത്രയും കാലതാമസം ഉണ്ടായതിനെ ആധാരമാക്കി “ഹോളി ഹെല്‍” എന്ന പുസ്തകം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും മാതാ അമൃതാനന്ദമയിയെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടി എഴുതിയതാണെന്നു വേണം കരുതാനെന്നും പുസ്തകത്തെ സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ രാഹുല്‍ ഈശ്വര്‍ ഒച്ച കൂട്ടിപ്പറയുകയുണ്ടായി. കാലം വൈകി പുറപ്പെടുന്ന തുറന്നുപറച്ചിലുകളെല്ലാം തള്ളിക്കളയേണ്ടതാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. ഇതുപ്രകാരം നോക്കിയാല്‍ ജോസഫ് സ്റ്റാലിന്‍ മരിച്ച് മണ്ണടിഞ്ഞതിനു ശേഷം മാത്രമാണ് ക്രൂഷ്‌ചേവ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാലിന്‍ വാഴ്ചക്കാലത്തെ കൊടും ക്രൂരതകള്‍ തുറന്നുപറഞ്ഞത് എന്നതിനാല്‍ ആ തുറന്നുപറച്ചിലുകളെല്ലാം തള്ളിക്കളയാവുന്നതാണെന്ന് പറയേണ്ടിവരും. അങ്ങനെ ആരും പറയുന്നില്ലെന്ന് മാത്രമല്ല, സ്റ്റാലിന്‍ കാലത്തെ സോവിയറ്റ് യൂനിയനെപ്പറ്റി വൈകി പുറപ്പെട്ട എല്ലാ തുറന്നെഴുത്തുകളും കമ്മ്യൂണിസത്തിനെതിരായി ഉപയോഗിക്കാന്‍ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ ആവേശം കാണിക്കാറുമുണ്ട്. ഇതില്‍ നിന്ന് തെളിയുന്നത് കാലം വൈകിയാണെങ്കിലും പുറപ്പെടുന്ന തുറന്നുപറച്ചിലുകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ക്കെതിരാണെങ്കില്‍ അവയൊക്കെ സാധുവും തിരിച്ചാണെങ്കില്‍ കാലപ്പഴക്കം തുറന്നുപറച്ചിലുകളെ അസാധുവാക്കാന്‍ കാരണവുമാണെന്നാണ്. ഇതിനെയാണ് “കാക്കക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്” എന്ന പക്ഷപാതപരമായ സമീപനം എന്ന് വിവരമുള്ളവര്‍ വിളിക്കുന്നത്. ഇതോടനുബന്ധമായി മറ്റൊരു കാര്യം കൂടി പറയട്ടെ; അമൃതാനന്ദമയിയെ ഇകഴ്ത്തിക്കാട്ടാനായി നടന്നുവരുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായാണ് ഹോളി ഹെല്‍ എന്ന പുസ്തകം എന്നു വാദിക്കാന്‍ വേണ്ട യുക്തിയും സ്വാതന്ത്ര്യവും തന്നെ മതി, അമൃതാനന്ദമയിയെ വാനോളം വാഴ്ത്താനായി നടന്നുവരുന്ന ശ്രമങ്ങളും അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് സമര്‍ഥിക്കാന്‍. ഇക്കാര്യം കൂടി രാഹുല്‍ ഈശ്വറിനെ പോലുള്ള ചാനല്‍ തത്ത വാധ്യാന്മാര്‍ ഓര്‍മിക്കുന്നത് നന്ന്. ഗുരുതരമായ ആരോപണങ്ങളാണ് അമൃതാനന്ദമയിക്കെതിരെയും അവരുടെ ആസ്ഥാനത്തിനെതിരെയും ശിഷ്യപ്രവരന്മാര്‍ക്കെതിരെയും അവരിലൊരുവളായി ഏറെക്കാലം പ്രവര്‍ത്തിച്ച സ്വാമിനി അമൃത പ്രാണ എന്ന ഗെയ്ല്‍ ട്രഡ്‌വെല്‍ “ഹോളി ഹെല്‍” എന്ന പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. പുസ്തകത്തിലെ ഇരുപതാം അധ്യായമായ Man in Heat എന്ന ഭാഗത്ത് ശിഷ്യപ്രമുഖരിലൊരാള്‍, ഗായത്രിയായിരുന്നപ്പോഴും സ്വാമിനി ആമൃതപ്രാണയായപ്പോഴും തന്നോട് ചെയ്ത ലൈംഗികാതിക്രമങ്ങള്‍ ഗെയ്ല്‍ ട്രഡ്‌വെല്‍ തുറന്നെഴുതുന്നുണ്ട്. അമ്മയെയും ശിഷ്യന്മാരെയും ബന്ധപ്പെടുത്തിയും ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. എന്നാല്‍ അത് അവര്‍ കണ്ടതായി പറയുന്നില്ല. പക്ഷേ, സ്വകാര്യമുറിയിലെ തെളിവുകള്‍ അവര്‍ കണ്ടിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. “” തുടര്‍ച്ചയായി നടന്നുവരുന്ന ലൈംഗികാതിക്രമങ്ങള്‍ എന്റെ ആത്മാവിന്റെ അടിത്തട്ടിലെ, അമ്മയോടുള്ള വിശ്വാസ്യത ദ്രവിച്ചുപോകുന്നതിന് കാരണമായി. എന്റെ മനസ്സില്‍ രണ്ട് സാധ്യതകളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ അമ്മ എല്ലാം അറിയുന്നു. അല്ലെങ്കില്‍ ഒന്നും അറിയുന്നില്ല. അമ്മ അറിയുന്നു എങ്കില്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് അവരെന്തുകൊണ്ട് അനുവദിക്കുന്നു? അറിയുന്നില്ലെങ്കില്‍ അതൊരു അപകമായാണ്, അമ്മ എല്ലാം അറിയുന്ന ദേവിയുടെ അവതാരമാണെന്ന തത്വത്തിന്”” എന്നാണ് ഗെയ്ല്‍ ട്രഡ്‌വെല്‍ എഴുതുന്നത്. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ അമ്മക്കും അവരുടെ പ്രസ്ഥാനത്തിനും എതിരെ അമ്മയുടെ നിഴലായി ജീവിച്ച ഒരു സ്ത്രീ തന്നെ ഉന്നയിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന സാറാ ജോസഫുമാരും അജിതമാരും ഗീതമാരും അച്യുതാനന്ദന്മാരും ഒക്കെയുള്ള കേരളത്തിലെ സാംസ്‌കാരികനായകന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മാധ്യമ ശിങ്കങ്ങള്‍ക്കും എങ്ങനെ കഴിയുന്നു? പി ജെ കുര്യനും പി ശശിയും ഗണേഷ് കുമാറും ജോസ് തെറ്റയിലും ഉള്‍പ്പെടുന്ന രാഷ്ട്രീ നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നാലേ പ്രതികരിക്കൂ എന്ന മാധ്യമങ്ങളുടെയും സ്ത്രീപക്ഷവാദികളുടെയും നിലപാട് രാഷ്ട്രീയക്കാരെ ഭയമില്ല, ആള്‍ദൈവങ്ങളെ ഭയമാണ് എന്നല്ലാതെ മറ്റെന്താണ് സൂചിപ്പിക്കുന്നത്? കേരളം ഉത്തരം തേടുന്ന ചോദ്യമാണിത്. പള്ളികളിലെ രാഷ്ട്രീയ പ്രചാരണം: ലീഗ് തീരുമാനത്തിനെതിരെ അമര്‍ഷം പുകയുന്നു കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി റോബിന് ശിക്ഷയില്‍ ഇളവ് ഗ്രാമീണ തൊഴില്‍ വേതനത്തില്‍ കേരളം നമ്പര്‍ വണ്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കുത്തനെ കൂട്ടി സെന്‍സെക്സ് 662 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 17,100ന് മുകളില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; മുഖ്യപ്രതി പിടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണും ടാബ്‌ലെറ്റും ഡിസംബര്‍ രണ്ടാംവാരം മുതല്‍ നല്‍കും: യുപി സര്‍ക്കാര്‍ Home Mogral കോപ്പ അമേരിക്ക, യൂറോകപ്പ് ഫുട്ബോൾ പ്രവചന മത്സരം; മുഹമ്മദ്, അഹമ്മദ് കബീർ, മുഹമ്മദ് സിദ്ദീഖ് എന്നിവർ വിജയികൾ. കോപ്പ അമേരിക്ക, യൂറോകപ്പ് ഫുട്ബോൾ പ്രവചന മത്സരം; മുഹമ്മദ്, അഹമ്മദ് കബീർ, മുഹമ്മദ് സിദ്ദീഖ് എന്നിവർ വിജയികൾ. പ്രവചന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. ഇതിൽ നിന്ന് മൂന്നു പേരെയാണ് കൂടുതൽ മാർക്ക് അടിസ്ഥാനത്തിൽ വിജയികളായി തിരഞ്ഞെടുത്തത്. 2 ഫൈനൽ മത്സരങ്ങളിലെ വിജയികൾ ആരാകും, കളിയിലെ ഗോൾ വ്യത്യാസം, ഫൈനൽ മത്സരത്തിലെ കേമൻ ആരാകും എന്നീ ചോദ്യങ്ങളായിരുന്നു പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിജയികൾക്ക് ദേശീയ വേദി സംഘടിപ്പിക്കുന്ന അടുത്ത പൊതു പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു. ദേശീയ വേദി വാട്സപ്പ് കൂട്ടായ്മയാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കാസർകോട്:കാസർകോട്ട് മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു.ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത് ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു . ബദിയടുക്ക (True News, April 13, 2021 ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരണപ്പെട്ടു. പെരഡാല മൂക്കംപാറയിലെ റിങ് ഹമീദിന്റെ മകൻ സാഹ മദ്യമാണ് എന്നെ ഈ അവസ്ഥയില്‍ ആക്കിയത്. ഇപ്പോള്‍ അത് നിര്‍ത്താനും പറ്റുന്നില്ല ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ബ്രാന്‍റുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുന്നതിനിടയില്‍ അയാള്‍ പരിതപിച്ചു. കുപ്പിക്കുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന മദ്യദേവന് അതുകേട്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു. പക്ഷേ തുടര്‍ന്നുള്ള സായാഹ്നങ്ങളിലും അയാള്‍ ആ പല്ലവി പതിവാക്കിയപ്പോള്‍ സഹികെട്ട മദ്യദേവന്‍ കൂടു തുറന്ന്‍ പുറത്തേക്ക് വരുകയും മനുഷ്യരൂപം പൂണ്ട് കുടിയന്‍റെ കരണത്തൊന്നു പൊട്ടിക്കുകയും ചെയ്തു. എപ്പോഴെങ്കിലും എന്നെ കുടിക്ക് എന്നുപറഞ്ഞു ഞാന്‍ നിന്‍റെ പുറകെ വന്നിട്ടുണ്ടോ ദേവന്‍ ചോദിച്ചു. ഇല്ല: കരണം തടവിക്കൊണ്ട് മദ്യപാനി മൊഴിഞ്ഞു. എന്നും ഒരു ഹാഫ് എങ്കിലും അടിക്കാതെ കിടന്നുറങ്ങരുതെന്ന് ഞാനോ അല്ലെങ്കില്‍ എന്‍റെ ഭൂതഗണങ്ങളോ നിന്നോട് കല്‍പ്പിച്ചോ ക്രുദ്ധനായ ദേവന്‍ അയാളുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ചോദിച്ചു. നിഷേധാര്‍ഥത്തില്‍ അയാള്‍ തല വെട്ടിച്ചു. പിന്നെ ഭാര്യയെയും മക്കളെയും മറന്ന്‍ നീ എന്നും ഇവിടെ കുടിച്ചു മറിയുന്നതിന് ഞാനാണോ കുറ്റക്കാരന്‍ ആദ്യം സ്വയം നന്നാകാന്‍ നോക്ക്. എന്നിട്ടു മതി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്……………… മദ്യ ദേവന്‍ ദേഷ്യം കൊണ്ട് വിറച്ചു. പക്ഷേ ഒരു ദിവസമെങ്കിലും കഴിച്ചില്ലെങ്കില്‍ എനിക്കു വല്ലാത്ത തളര്‍ച്ചയാണ്. എന്നെ അങ്ങനെ എന്നും കുടിക്കാന്‍ പ്രേരിപ്പിക്കുന്നത് നീയല്ലേ സമനില വീണ്ടെടുത്ത നായകന്‍ മറുചോദ്യം ഉന്നയിച്ചപ്പോള്‍ എതിരാളി പൊട്ടിച്ചിരിച്ചു. അത് ഏത് കച്ചവടക്കാരനും ചെയ്യുന്ന കുടില തന്ത്രമാണ്. നിന്നെ പോലുള്ളവര്‍ കുടിച്ചു മരിച്ചില്ലെങ്കില്‍ എന്നെ പോലുള്ളവര്‍ പട്ടിണിയാകും. എല്ലാത്തിനുമുപരി ഞാന്‍ ദൈവമൊന്നുമല്ല, ചെകുത്താനാണ്. നിന്നെയും ഈ ഇരിക്കുന്നവന്മാരെയുമെല്ലാം കുടിപ്പിച്ച് നശിപ്പിക്കാനായി ദൈവിക രൂപം പൂണ്ടു വന്നിരിക്കുന്ന ചെകുത്താന്‍…………അതുകൊണ്ടു തന്നെ നിങ്ങളെയാരെയും സ്നേഹിക്കാനും എനിക്കാവില്ല. കണ്ടോ ബാറിലെ തിങ്ങി നിറഞ്ഞ കസേരകളെ ഇരുണ്ട വെളിച്ചത്തില്‍ സാക്ഷി നിര്‍ത്തി എതിരാളി സുന്ദരരൂപം വെടിയുകയും ഘോരരൂപം പൂണ്ട് ആര്‍ത്തട്ടഹസിക്കുകയും ചെയ്തപ്പോള്‍ കുടിയന്‍ ഭയന്നു പോയി. എന്നാല്‍ ആ കാഴ്ച ഗോചരമല്ലാതിരുന്ന മറ്റുള്ളവര്‍ ഭാവവ്യത്യാസമൊന്നും കൂടാതെ തങ്ങളുടെ ക്രിയകള്‍ തുടര്‍ന്നു. അന്നുമുതല്‍ മദ്യമുപേക്ഷിച്ച കുടിയന്‍ ഒരു സാത്വികനായി മാറി. Also Read ലൂക്കോസ് V/S പിലാത്തോസ് സ്റ്റീവൻ സ്‍പില്‍ബര്‍ഗിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'(West Side Story സ്റ്റീവൻ സ്‍പില്‍ബര്‍ഗാണ് (Steven Spielberg) ചിത്രം സംവിധാനം ചെയ്യുന്നത് എന്നതു തന്നെ ആകാംക്ഷയ്‍ക്ക് കാരണം. ടോണി കുശ്‍നെറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെസ്റ്റ് സൈഡ് സ്റ്റോറി'യെന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. എൻസെല്‍ എല്‍ഗോര്‍ട്, റേച്ചല്‍ സെഗ്ലെര്‍ എന്നിവരാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'യില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയായിട്ടാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി' എത്തുക. ലെനര്‍ഡ് ബെര്‍സ്റ്റീനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റീഫൻ സോൻഡെയിമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. സ്റ്റീവൻ സ്‍പില്‍ബര്‍ഗാണ് ചിത്രം നിര്‍മിക്കുന്നതും. ആമ്പ്ലിൻ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'യുടെ നിര്‍മാണം. ജനുസ് കാമിൻസ്‍കിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാറാ ബ്രോചര്‍, മൈക്കിള്‍ കാൻ എന്നിവര്‍ ചേര്‍ന്ന് ചിത്ര സംയോജനം നിര്‍വഹിക്കുന്നു. സ്റ്റീവൻ സ്‍പില്‍ബര്‍ഗിന്റെ ചിത്രത്തിന്റെ റിലീസ് തിയ്യതി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. സ്‍റ്റീവൻ സ്‍പില്‍ബര്‍ഗ് ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ എല്ലാവരും ആകാംക്ഷയിലുമാണ്. ജുറാസിക് പാര്‍ക് ചിത്രത്തിലൂടെ കേരളത്തിലടക്കം ഒട്ടേറെ ആരാധകരുള്ള സംവിധായകനാണ് സ്റ്റീവൻ സ്‍പില്‍ബര്‍ഗ്. Tadap trailer ആക്ഷൻ- റൊമാന്റിക് ഹീറോപ്പട്ടത്തിനായി സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ തഡപ്' പുതിയ ട്രെയിലര്‍ dulquer salmaan: ഹിമാചലില്‍ നിന്നും ദുൽഖർ സൽമാൻ; ശ്രദ്ധനേടി ചിത്രങ്ങൾ M LAL Cineplex: ഷൊര്‍ണൂര്‍ മേളം തിയറ്റർ ഇനി 'എം ലാല്‍ സിനിപ്ലക്സ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ CBI 5: ഇനി സേതുരാമയ്യരുടെ കേസന്വേഷണ കാലം സിബിഐ 5'ന് തുടക്കം Acharya: അച്ഛനും മകനും ഒരേ ഫ്രെയ്മില്‍; ശ്രദ്ധേ നേടി ചിരഞ്ജീവിയുടെ ‘ആചാര്യ’ ടീസർ Covid 19 യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ 60ല്‍ താഴെ കോഴിക്കോട്ട് വയോധികൻ റോഡരികിൽ തീകൊളുത്തി മരിച്ചു Tadap trailer ആക്ഷൻ- റൊമാന്റിക് ഹീറോപ്പട്ടത്തിനായി സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ തഡപ്' പുതിയ ട്രെയിലര്‍ Stock Market നേട്ടം നിലനിർത്താനാകാതെ നിഫ്റ്റി, നില മെച്ചപ്പെടുത്തി സെൻസെക്സ് Mohammed Riyas പഴകുറ്റി -മംഗലപുരം റോഡ് നവീകരണം ഉടൻ, റോഡ് നിർമ്മാണത്തിലെ പരാതി അറിയിക്കാമെന്ന് മന്ത്രി റിയാസ് ദുരിതത്തിലായി ദേവസ്വം ആനകള്‍; ഒടുവില്‍ കൊമ്പ് മുറിക്കാന്‍ നടപടി കൊമ്പ് മുറിക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ തിരുവനന്തപുരം വനം വകുപ്പ് ഓഫീസില്‍ നിന്നും ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറി. ചിറയന്‍കീഴ്: ചിറയന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിലെ ആനകളുടെ ദുരിതത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ആനകളുടെ വളര്‍ന്ന് മുട്ടാറായ കൊമ്പുകള്‍ elephant ivory) മുറിക്കാന്‍ വനം വകുപ്പ് (forest department) നടപടി ആരംഭിച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ദേവസ്വം ആനകളായ അഞ്ജനേയന്‍റെയും, ചന്ദ്രശേഖരന്‍റെയും കൊമ്പുകള്‍ മുറിക്കാന്‍ നടപടി എടുക്കുന്നത്. കൊമ്പ് മുറിക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ദേവസ്വം ബോര്‍ഡ് (Dewasom Board) നല്‍കിയ അപേക്ഷ തിരുവനന്തപുരം വനം വകുപ്പ് ഓഫീസില്‍ നിന്നും ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറി. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ശാര്‍ക്കര ക്ഷേത്രത്തിലെത്തി ആനകളെ പരിശോധിച്ച അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി ഉണ്ടാകും എന്നാണ് വനം ദേവസ്വം വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ഒരു വര്‍ഷം മുന്‍പെ ദേവസ്വം ബോര്‍ഡ് ആനകളുടെ കൊമ്പ് മുറിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും വനം വകുപ്പില്‍ കാര്യങ്ങള്‍ നടക്കാത്തത് അഞ്ജനേയന്‍റെയും, ചന്ദ്രശേഖരന്‍റെയും കാര്യം ദുരിതത്തിലാക്കി. ചങ്ങല ഉറഞ്ഞ് അജ്നേയന്‍റെ കൊമ്പിന് കാര്യമായ കേടുപാടും സംഭവിച്ചു. അതേ സമയം സംഭവത്തില്‍ ഇടപെട്ട ലീഗല്‍ സര്‍വീസ് അതോറിറ്റി അടിയന്തരമായി പ്രശ്നത്തില്‍ പരിഹാരം കാണുവാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയെ തുടര്‍ന്നാണ് അതോററ്റി എത്തി ആനകളെ സന്ദര്‍ശിച്ച് നടപടി ആവശ്യപ്പെട്ടത്. തിരുവനന്തപുരം ജില്ല ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ വിദ്യാധരനാണ് ബുധനാഴ്ച ആനകളെ സന്ദര്‍ശിച്ചത്. ആനകളുടെ സ്ഥിതി ദുരിതത്തിലാണെന്നും. ദേവസ്വം ബോര്‍ഡിന്‍റ വീഴ്ചയല്ല വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നും അതോററ്റി നിരീക്ഷിച്ചു. അതേ സമയം നല്‍കിയ അപേക്ഷയിലെ സാങ്കേതിക പിഴവാണ് ആനകളുടെ കൊമ്പ് മുറിക്കാന്‍ വൈകിയതിലേക്ക് നയിച്ചത് എന്നാണ് വനം വകുപ്പ് പറയുന്നത്. ക്വാറിയില്‍ നിന്നും ലോഡുമായി പോയ ടിപ്പറിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Arakkal Beevi അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാംഗല്യം 'പോടാ പുല്ലേ സസ്പെൻഷനിലായതിന് പിന്നാലെ എസ്ഐയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ മലപ്പുറം പുതുപൊന്നാനിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു, മൂപ്പതോളം പേ‍ർക്ക് പരിക്ക് Gulf News ഒമാനില്‍ വീട്ടില്‍ തീപിടിത്തം, ആളപായമില്ല 'കുട്ടികളുടെ സമ്പാദ്യം കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം UAE National Day യുഎഇ ദേശീയ ദിനം; 43 തടവുകാര്‍ക്ക് മോചനം നല്‍കി അജ്മാന്‍ ഭരണാധികാരിയുടെ ഉത്തരവ് Western Ghats കസ്തൂരിരംഗൻ അന്തിമവിജ്ഞാപനം: ഡിസംബർ 3-ന് കേരളവുമായി കേന്ദ്ര ചർച്ച എട്ടുവയസുകാരനെ ബലാത്സംഗം ചെയ്‍തു, മരത്തിൽ കെട്ടിയിട്ട് തീയിട്ടു, 99 ശതമാനം പൊള്ളലേറ്റിട്ടും മരണം വരെ പോരാടി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന. 1. ആദരണീയനായ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശിന്റെ ആദരണീയയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2019 ഒക്ടോബര്‍ ഒമ്പതിന് ഒരു ഔദ്യോഗിക സന്ദര്‍ശനം നടത്തി. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക പരിപാടികള്‍ക്കു പുറമേ 2019 ഒക്ടോബര്‍ മൂന്നിനും നാലിനും ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയില്‍ മുഖ്യാതിഥിയായും പങ്കെടുത്തു, 2. ഉന്നതമായ സൗഹാര്‍ദ്ദവും ഊഷ്മളതയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിലാണ് രണ്ടു പ്രധാനമന്ത്രിമാരും തമ്മില്‍ വിശദ ചര്‍ച്ചകള്‍ നടന്നത്. കൂടാതെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ഉഭയകക്ഷി ധാരണാപത്രങ്ങളും കരാറുകളും കൈമാറുന്ന ചടങ്ങിലും രണ്ടു പ്രധാനമന്ത്രിമാരും അധ്യക്ഷത വഹിക്കുകയും മൂന്ന് ഉഭയകക്ഷി പദ്ധതികള്‍ വീഡിയോ സമ്മേളനം വഴി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. തന്ത്രപരമായ പങ്കാളിത്തം വിനിമയം ചെയ്യുന്നതും പരമാധികാരം, തുല്യത, വിശ്വാസം പരസ്പരധാരണ എന്നിവ അടിസ്ഥാനമാക്കിയ ഉഭയകക്ഷി പങ്കാളിത്തം പ്രതിഫലിക്കുന്നതും ചരിത്രപരവും സഹോദരതുല്യവുമായ ആഴത്തിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ മികച്ച ഉഭയകക്ഷി ബന്ധത്തിലുള്ള സംതൃപ്തി രണ്ടു നേതാക്കളും ഈ സമ്മേളനത്തില്‍ പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും അവലോകനം ചെയ്യുമ്പോള്‍ അവര്‍ ഉല്‍പ്പാദനപരവും സമഗ്രവുമായ ചര്‍ച്ചകള്‍ നടത്തി; മേഖലാപരമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. പരമ്പരാഗതവും അല്ലാത്തതുമായ മേഖലകളില്‍ രണ്ടുകൂട്ടര്‍ക്കും മെച്ചമുള്ള പങ്കാളിത്തത്തിന് വിവിധ അവസരങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ രണ്ടു പ്രധാനമന്ത്രിമാരും ധാരണയിലെത്തി; മഹത്തായ ബംഗ്ലാദേശ് വിമോചനയുദ്ധ കാലത്ത് തുടക്കമിട്ട പിന്‍മാറാനാകാത്ത ഈ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇന്ത്യയും ബംഗ്ലാദേശും – സ്നേഹബന്ധം കൈമാറുന്ന തന്ത്രപരമായ പങ്കാളിത്തം 3. ചരിത്രം, സംസ്‌കാരം, ഭാഷ, മതനിരപേക്ഷത, ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന മറ്റു സവിശേഷ പൊതുസ്വഭാവങ്ങള്‍ എന്നിവയുടെ പങ്കുവയ്ക്കപ്പെട്ട ഉറപ്പ് രണ്ട് പ്രധാനമന്ത്രിമാരും വീണ്ടും ആവര്‍ത്തിച്ചു. വിമോചന യുദ്ധത്തില്‍ പൊരുതി രക്തസാക്ഷികളായ ഇന്ത്യന്‍ ഭടന്മാരായ മുക്തി യോദ്ധാക്കള്‍ക്കും ബംഗ്ലാദേശ് പൗരന്മാര്‍ക്കും 1971ലെ വിമോചന യുദ്ധത്തിലെ അവരുടെ മഹത്തായ ത്യാഗത്തിനും ജനാധിപത്യത്തിന്റെയും തുല്യതയുടെയും തിളങ്ങുന്ന മൂല്യങ്ങളോടുള്ള ബംഗ്ലാദേശ് നേതാക്കളുടെ പ്രതിബദ്ധതയ്ക്കും ഇരുവരും പ്രൗഢമായ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ്, ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ സ്വപ്നങ്ങളുടെ മാതൃകയില്‍ ഈ പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് രണ്ടു നേതാക്കളും പ്രതിജ്ഞയെടുത്തു. ഐശ്വര്യപൂര്‍ണവും സമാധാനപരവും വികസിതവുമായ ബംഗ്ലാദേശ് ഉറപ്പാക്കുക എന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് ഉറപ്പു നല്‍കി. 4. ഭീകരവാദത്തിനെതിരായ ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ വിട്ടുവീഴ്ചയില്ലാത്ത നയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും മേഖലയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയും ചെയ്തു. ഭീകരവാദം രണ്ടു രാജ്യങ്ങളുടെയും മേഖലയുടെയും സമാധാനത്തിനും സ്ഥിരതയ്ക്കും ഏറ്റവും പ്രധാന ഭീഷണിയാണ് എന്ന് അംഗീകരിച്ചുകൊണ്ട് ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പ്രതിബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു വ്യക്തമാക്കി. ഭീകരതതയുടെ ഏതുതരം പ്രവര്‍ത്തനത്തിനും യാതൊരു തരത്തിലുള്ള ന്യായീകരണവുമില്ല എന്ന് അവര്‍ ഊന്നിപ്പറഞ്ഞു. 2019 ഓഗസ്റ്റില്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രിമാരും തമ്മില്‍ നടത്തിയ വിജയകരമായ ചര്‍ച്ചകള്‍ രണ്ടു നേതാക്കളും പരാമര്‍ശിച്ചു. തീവ്രവാദ-വിധ്വംസക ഗ്രൂപ്പുകള്‍ക്കും ഭീകരപ്രവര്‍ത്തകര്‍ക്കും കള്ളക്കടത്തുകാര്‍ക്കും കള്ളപ്പണം കടത്തുന്നവര്‍ക്കും സംഘടിത കുറ്റവാളികള്‍ക്കും എതിരായ അടുത്ത സഹകരണത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് തുടരാന്‍ സമ്മതിക്കുകയും ചെയ്തു. 5. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കു പരസ്പരം യാത്ര ചെയ്യുന്നതിനുള്ള സാഹചര്യം ലളിതമാക്കുന്നതിന് രണ്ടു പക്ഷവും ഊന്നല്‍ നല്‍കി. ഇന്ത്യയിലേക്ക് റോഡ് മാര്‍ഗവും റെയില്‍ മാര്‍ഗവും യാത്ര ചെയ്യാന്‍ ബംഗ്ലാദേശുകാര്‍ക്ക് ആവശ്യമുള്ള യാത്രാരേഖകള്‍ ലളിതമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു; പരസ്പര വിനിമയത്തിന്റെ വികാരം ഉള്‍ക്കൊണ്ട് നിലവിലെ ലാന്‍ഡ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ക്കുള്ള മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ത്രിപുരയിലെ അഖാവുരയിലും പശ്ചിമബംഗാളിലെ ഘോജഡംഗയിലും ചെക് പോയിന്റുകള്‍ തുടങ്ങിക്കൊണ്ട് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് മതിയായ രേഖകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ലാന്‍ഡ് പോര്‍ട്ടുകള്‍ വഴി വരുന്നതിനും പോകുന്നതിനുമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഘട്ടം ഘട്ടമായി നീക്കാന്‍ രണ്ടു പക്ഷവും സമ്മതിച്ചു. 6. ശാന്തവും സുസ്ഥിരവും കുറ്റകൃത്യമുക്തവുമായ അതിര്‍ത്തി ഉറപ്പാക്കുന്നതിന് കാര്യക്ഷമമായ അതിര്‍ത്തി മാനേജ്മെന്റ് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം രണ്ടു നേതാക്കളും ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം നേടാന്‍ രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബാക്കിയുള്ള പ്രദേശങ്ങളിലും കഴിയുന്നത്ര വേഗം അതിര്‍ത്തി വേലികള്‍ പൂര്‍ത്തിയാക്കാന്‍ അതാതിടത്തെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് രണ്ടു നേതാക്കളും നിര്‍ദേശം നല്‍കും. അതിര്‍ത്തിയില്‍ സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിലെ ഉത്കണ്ഠ രണ്ടു നേതാക്കളും പങ്കുവയ്ക്കുകയും അതിര്‍ത്തിയിലെ അത്തരം സംഭവങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് അതിര്‍ത്തി രക്ഷാ വിഭാഗങ്ങള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. 7. ദുരന്തനിവാരണ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ രണ്ടു നേതാക്കളും ധാരണയിലെത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായി സഹകരിക്കുന്നതിന് ഒരു ധാരണാപത്രം കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയെ അവര്‍ സ്വാഗതം ചെയ്തു. 8. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു സമഗ്ര ഉഭയകക്ഷി ധനകാര്യ പങ്കാളിത്ത കരാറിലേക്കു സിഇപിഎ) പ്രവേശിക്കുന്നതു സംബന്ധിച്ച സംയുക്ത പഠനത്തിന് രണ്ടു പക്ഷവും ധാരണയിലെത്തി. 9. അഖവുര- അഗര്‍ത്തല തുറമുഖം വഴിയുള്ള ഉല്‍പ്പന്നക്കടത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയോടുള്ള പ്രതികരണം എന്ന നിലയില്‍, സമീപഭാവിയില്‍ത്തന്നെ സ്ഥിരവ്യാപാരത്തിലെ പ്രധാന ഇനങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു. 10. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചണം ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന അധിക നികുതിപ്രശ്നത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രദ്ധ വയ്ക്കണമെന്ന് ബംഗ്ലാദേശ് പക്ഷം അഭ്യര്‍ത്ഥിച്ചു. നിലവിലെ നിയമങ്ങള്‍ പ്രകാരമുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണ് എന്ന് ഇന്ത്യന്‍ പക്ഷം സൂചിപ്പിച്ചു. മേഖലയിലെ സഹകരണത്തിനും ശേഷി വികസനത്തിനും വ്യാപാര പ്രശ്നപരിഹാര നടപടികളുടെ രൂപരേഖ തയാറാക്കാനുള്ള വഴി തേടണമെന്ന് രണ്ടു നേതാക്കളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. 11. അതിര്‍ത്തിഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ ജീവിതത്തിനും ഉപജീവനത്തിനും അതിര്‍ത്തിച്ചന്തകള്‍ സൃഷ്ടിച്ച ഫലപ്രാപ്തിയെ അഭിനന്ദിക്കുകയും രണ്ടു രാജ്യങ്ങളും സമ്മതിച്ച 12 അതിര്‍ത്തിച്ചന്തകള്‍ സ്ഥാപിക്കുന്നതിന് നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. 12. ബംഗ്ലാദേശ് സ്റ്റാന്റേര്‍ഡ് ആന്റ് ടെസ്റ്റിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബിഎസ്ടിഐ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് (ബിഐഎസ്) എന്നിവ തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സന്തുലിതമായ ചരക്കു വ്യാപാരം വര്‍ധിപ്പിക്കാന്‍ ഈ ധാരണാപത്രം സഹായകമാകുമെന്ന് അവര്‍ സമ്മതിച്ചു. രണ്ടു രാജ്യങ്ങളും ഏഷ്യാ പസഫിക് ലബോറട്ടറി അക്രഡിറ്റേഷന്‍ കോപ്പറേഷനില്‍ അംഗങ്ങളായിരിക്കുകയും എന്‍എബിഎല്‍ വ്യവസ്ഥകളുമായി ഒത്തുപോകുന്ന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ ബിഎസ്ടിഐ നടപടികളെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഎബിയെയും എന്‍എബിഎല്ലിനെയും പരസ്പരം അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കാമെന്ന് രണ്ടു നേതാക്കളും സമ്മതിച്ചു. 13. ഇന്ത്യന്‍ വിപണിയില്‍ ബംഗ്ലാദേശ് കയറ്റുമതിക്ക് ഡ്യൂട്ടി രഹിത, ക്വാട്ട രഹിത പ്രാപ്തി ലഭ്യമാക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിനന്ദിച്ചു. ഇതാദ്യമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 2019ല്‍ ഒരു ശതകോടി ഡോളര്‍ കടക്കുകയും കയറ്റുമതിയില്‍ ഒറ്റ വര്‍ഷംകൊണ്ട് 52 ശതതമാനം വളര്‍ച്ച കൈവരിക്കുകയും ചെയ്തതിനെ അവര്‍ സ്വാഗതം ചെയ്തു, 14. രണ്ടു രാജ്യങ്ങളിലെയും തുണി, ചണം മേഖലകള്‍ തമ്മിലുള്ള സഖ്യം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പ് എന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെക്സ്‌റ്റൈല്‍ മന്ത്രാലയവും ബംഗ്ലാദേശിന്റെ ടെക്സ്‌റ്റൈല്‍- ജൂട്ട് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രത്തിന് എത്രയും വേഗം അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രിമാര്‍ ആവശ്യപ്പെട്ടു. പരസ്പര ബന്ധം പ്രോല്‍സാഹിപ്പിക്കല്‍- ഭൂമിയിലും ജലത്തിലും ആകാശത്തും 15. ആകാശ, ജല, റെയില്‍, റോഡ് ബന്ധങ്ങള്‍ വര്‍ധിക്കുന്നത് ബംഗ്ലാദേശിനും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും അതിനുമപ്പുറവും പരസ്പരം ഗുണകരമാകുമെന്ന് രണ്ടു പക്ഷവും അംഗീകരിച്ചു. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും പ്രത്യേകിച്ചും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നുമുള്ള ചരക്കുനീക്കത്തിന് ഛട്ടോഗ്രാം- മോംഗ്ലാ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപമാകുന്നതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. ഇത് രണ്ടു രാജ്യങ്ങളുടെയും സമ്പദ്ഘടനയ്ക്ക് ഗുണകരമായ സാഹചര്യമുണ്ടാക്കും. 16. ഉള്‍നാടന്‍ ജലഗതാഗതവും തീരദേശ സമുദ്ര വ്യാപാരവും ഉപയോഗപ്പെടുത്തിയുള്ള ചരക്കു നീക്കത്തിന്റെ വന്‍തോതിലുള്ള പ്രാധാന്യത്തിനു രണ്ട് നേതാക്കളും അടിവരയിട്ടു. ഇതിന്റെ ഭാഗമായി ദുലിയന്‍-ഗഡഗാരി-രാജ്ഷാഹി-ദൗലത്ത് ദിയ-അരീച റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്‍നാടന്‍ ജലഗതാഗതവും വ്യാപാരവും സംബന്ധിച്ച നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തീരുമാനത്തെ അവര്‍ സ്വാഗതം ചെയ്തു. 17. രണ്ടു പക്ഷത്തെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സാധ്യമാകുന്ന നേട്ടങ്ങള്‍ സൃഷ്ടിക്കുക എന്ന കൊടുക്കല്‍ വാങ്ങല്‍ മനോഭാവത്തില്‍ തുറമുഖങ്ങളും ചരക്കു കടത്തു യാനങ്ങളും ആവശ്യത്തിനനുസരിച്ച് വിനിയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അനുമതി നല്‍കി. 18. മെച്ചപ്പെട്ട പരസ്പര ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിനും രണ്ടു രാജ്യങ്ങളിലെയും യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കങ്ങള്‍ ലളിതമാക്കുന്നതിനും ബിബിഐഎന്‍ മോട്ടോര്‍ വെഹിക്കിള്‍ കരാര്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ രണ്ടു നേതാക്കളും സമ്മതിച്ചു. സന്നദ്ധരായ അംഗരാജ്യങ്ങളിലെ യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം സുഗമമാക്കുന്നതിനുള്ള കരാറാണിത്. ഇതല്ലെങ്കില്‍ ഇന്ത്യാ- ബംഗ്ലാദേശ് ഉഭയകക്ഷി മോട്ടോര്‍ വെഹിക്കിള്‍ കരാറിനു രൂപം നല്‍കും. 19. രണ്ടു രാജ്യങ്ങളും തമ്മിലുള്ള റോഡ് ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നടപടിയെന്ന നിലയില്‍ ധാക്ക-സിലിഗുരി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. 20. രണ്ടു രാജ്യങ്ങളിലെയും ജലവിഭവ സെക്രട്ടറിമാര്‍ തമ്മില്‍ 2019 ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചകളിലും ബംഗ്ലാദേശിലെ നിര്‍ദിഷ്ട ഗംഗ-പത്മ ബാരേജ് പദ്ധതിയുടെ സാധ്യതാപഠനത്തിനു സംയുക്ത സാങ്കേതിക സമിതി രൂപീകരിച്ചതിലും രണ്ടു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. 1996ലെ ഗംഗാജലം പങ്കുവെക്കല്‍ കരാര്‍ പ്രകാരമുള്ള ജലം പങ്കുവെക്കലാണ് പദ്ധതിയുടെ ലക്ഷ്യം. 21. ഏറ്റവും പുതിയ വസ്തുതകളും വിവരങ്ങളും കൈമാറാന്‍ സംയുക്ത നദീ കമ്മീഷന്റെ സാങ്കേതികതല സമിതി രൂപീകരിച്ചത് രണ്ടു നേതാക്കളും നിര്‍ദേശം നല്‍കി. മനു, മുഹ്രി, ഘൊവായി, ധാര്‍ല, ധൂത് കുമാര്‍ എന്നീ നദികളിലെ ജലം കൈമാറുന്നതു സംബന്ധിച്ച ഇടക്കാല പങ്കുവെക്കല്‍ കരാറുകള്‍ക്കുള്ള കരട് രൂപരേഖയും ഇതിന്റെ ഭാഗമാണ്. ഫെനി നദിയിലെ വെള്ളത്തിന്റെ ഇടക്കാല പങ്കുവയ്ക്കല്‍ കരാറിന്റെ കാര്യത്തിസസും സാങ്കേതിക സമിതിയുടെ രൂപരേഖ ബാധകമായിരിക്കും. 22. രണ്ടു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകള്‍ 2011ല്‍ കരാര്‍ ഒപ്പിട്ട ടീസ്റ്റാ ജലം പങ്കുവയ്ക്കല്‍ ഇടക്കാല രൂപരേഖാ കരാറിന് അന്തിമ രൂപം നല്‍കി ഒപ്പിടുന്നത് ബംഗ്ലാദേശിലെ ജനങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. കരാറിന് കഴിയുന്നത്ര വേഗം അന്തിമ രൂപം നല്‍കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി ശ്രീ. മോദി പ്രതികരിച്ചു. 24. റെയില്‍വേ മേഖലയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിപുല സാധ്യതകള്‍ രണ്ടു നേതാക്കളും അംഗീകരിച്ചു. 2019 ഓഗസ്റ്റില്‍ രണ്ടു രാജ്യങ്ങളിലെയും റെയില്‍വേ മന്ത്രിമാര്‍ നടത്തിയ തുടര്‍ ചര്‍ച്ചകള്‍ അവര്‍ ചൂണ്ടിക്കാട്ടി. 25. ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രണ്ടു നേതാക്കളും പ്രത്യേകം ചൂണ്ടിക്കാണിച്ചു. മുന്നോട്ടുള്ള ചുവടുവയ്പിന്റെ ഭാഗമായി മൈത്രീ എക്സ്പ്രസ് ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചു തവണയാക്കിയതിനെയും ബന്‍ധന്‍ എക്സ്പ്രസ് ആഴ്ചയില്‍ ഒന്നില്‍ നിന്ന് രണ്ടു തവണയാക്കിയതിനെയും രണ്ടു പ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. 26. റയില്‍ഗതാഗത സംവിധാനങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിന് നല്‍കുന്നതിനും ബംഗ്ലാദേശിലെ സയ്ദാപൂര്‍ വര്‍ക്ക്‌ഷോപ്പിന്റെ നവീകരണത്തിനുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള വ്യവസ്ഥകള്‍ വേഗത്തിലാക്കുന്നതിന് ഇരു നേതാക്കളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 27. ബംഗ്ലാദേശിന് ഗ്രാന്റ് അടിസ്ഥാനത്തില്‍ നിരവധി ബ്രോഡ് ഗേജ്, മീറ്റര്‍ ഗേജ് തീവണ്ടി എന്‍ജിനുകള്‍ വിതരണം ചെയ്യുന്നത് പരിഗണിക്കുന്നതിന് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി മോദിക്ക് നന്ദി രേഖപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ദ്ധിക്കുന്നതിന് സഹായിക്കും. 28. 2019 ഗ്രീഷ്മാകലം മുതല്‍ വ്യോമസര്‍വീസുകളുടെ ശേഷി നിലവിലെ പ്രതിവാരം 61 സര്‍വീസുകളില്‍നിന്ന് 91 സര്‍വീസുകളായി ഉയര്‍ത്തുന്നതിനും 2020 ഹേമന്തം മുതലുള്ള ഷെഡ്യൂളുകളില്‍ അത് പ്രതിവാരം 120 സര്‍വീസുകളായി വീണ്ടും വര്‍ധിപ്പിക്കുന്നതിനുമുള്ള തീരുമാനത്തെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു. 29. 1971ലെ ബംഗ്ലാദേശിന്റെ മോചനത്തിനു വേണ്ടി നടന്ന മഹത്തായ യുദ്ധത്തില്‍ ഇരുസേനകളും സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുതലുള്ള പ്രശംസനീയമായ സഹകരണം കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ സമഗ്രവും സുരക്ഷിതവുമായ അയല്‍പക്കത്തിന് വേണ്ടി പ്രതിരോധസഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും അംഗീകരിച്ചു. 30. കുടുതല്‍ അടുപ്പമുള്ള സമുദ്ര സുരക്ഷാ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള മുന്‍കൈയെ രണ്ടു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു, ബംഗ്ലാദേശില്‍ തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിന് അന്തിമരുപം നല്‍കുന്നതു ചൂണ്ടിക്കാണിക്കുകയും ധാരണാപത്രം എത്രയും വേഗം ഒപ്പുവയ്ക്കുന്നതിനെ പ്രോത്സഹിപ്പിക്കാന്‍ പരസ്പരം സമ്മതിക്കുകയും ചെയ്തു. 31. 2019 ഏപ്രിലില്‍ നടത്തിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ബംഗ്ലാദേശിന് വായ്പയായി അനുവദിച്ച 500 മില്യണ്‍ യു.എസ്. ഡോളര്‍ എടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. 32. ബംഗ്ലാദേശിന്റെ താഴേത്തട്ടുവരെ സാമൂഹിക-സാമ്പത്തിക വികസനം എത്തിക്കുന്നതിനുള്ള ബംഗ്ലാദേശിന് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കുന്ന വിവിധ സാമൂഹികപദ്ധതികള്‍ ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതികളായി ഏറ്റെടുത്തതിന് പ്രധാനമന്ത്രി ഹസീന ഇന്ത്യന്‍ ഗവണ്‍മെന്റിന് നന്ദി രേഖപ്പെടുത്തി, 33. മൂന്നു വായ്പകളും ഉപയോഗിച്ചതിലുള്ള പുരോഗതിയില്‍ ഇരു പ്രധാനമന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥരോട് ഈ വായ്പയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നടത്തിപ്പിന് എത്രയും വേഗം തുടക്കം കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 34. ഢാക്കയില്‍ ഇന്ത്യന്‍ എക്‌സിം ബാങ്കിന്റെ പ്രതിനിധി ഓഫിസിന്റെ പ്രവര്‍ത്തന സൗകര്യം ഒരുക്കിയതിലും ഇന്ത്യന്‍ ഗവണ്‍മെന്റ് ബംഗ്ലാദേശിന് നല്‍കിയ വായ്പകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു ചട്ടക്കൂട് കരാര്‍ ഒപ്പിട്ടതിലും ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. 35. നേതാക്കള്‍ വിഡിയോ ലിങ്കിലൂടെ ഒക്‌ടോബര്‍ അഞ്ചിന് മൂന്ന് ഉഭയകക്ഷി വികസന പങ്കാളിത്ത പദ്ധതികള്‍ ഉദ്ഘാടനംചെയ്യുകയും ചെയ്തു. അവ എ) ബംഗ്ലാദേശില്‍ നിന്നും വന്‍തോതില്‍ ദ്രവീകൃത വാതകം ഇറക്കുമതി ചെയ്യുക. ബി) ഢാക്കയിലെ രാമകൃഷ്ണ മിഷനില്‍ വിവേകാനന്ദ ഭഭന്റെ (വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍) ഉദ്ഘാടനം. സി) ഖുലാനയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഡിപ്ലോമ എഞ്ചിനിയേഴ്‌സ് ബംഗ്ലാദേശില്‍ ഇന്തോ-ബംഗ്ലാദേശ് നൈപുണ്യവികസന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ബി.ഐ.പി.എസ്.ഡി.ഐ) ഉദ്ഘാടനം. 36. ബംഗ്ലാദേശിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനായി നിലവിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ നീതിശാസ്ത്രത്തിന്റെ പൊതുപാരമ്പര്യം ഭാവിയില്‍ ബംഗ്ലാദേശിലെ നിയമ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും. 37. ബംഗ്ലാദേശില്‍ നിന്നും വന്‍ തോതില്‍ ദ്രവീകൃത വാതകം ബംഗ്ലാദേശ് ട്രക്കുകള്‍ വഴി ത്രിപുരയില്‍ എത്തിക്കുന്ന പദ്ധതി ഇരുനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയും ഇത്തരം ഊര്‍ജ ബന്ധങ്ങള്‍ ഭാവിയില്‍ അതിര്‍ത്തികടന്നുള്ള ഊര്‍ജ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 38. അതിര്‍ത്തികടന്നുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട് ഖൈത്തറില്‍ (ഇന്ത്യ) നിന്നും പാര്‍ബോത്തിപൂരി (ബംഗ്ലാദേശ്)ലേക്കും ബോനഗറിലേ(ഇന്ത്യ)ക്കും 765 കെ.വിയുടെ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വികസിപ്പിക്കാന്‍ അടുത്തിടെ ഢാക്കയില്‍ ചേര്‍ന്ന ഇന്തോ-ബംഗ്ലാദേശ് ഊര്‍ജ മേഖല സഹകരണത്തിനുളള ജെ.എസ്.സിയുടെ 17-മാത് യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. നടപ്പാക്കലിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ മേഖലകള്‍ക്കുള്ളില്‍ ഇന്ത്യാ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വളരെ മത്സരാധിഷ്ഠിതമായ വിലയുളള ഊര്‍ജം ഉള്‍പ്പെടെ കുടുതല്‍ വൈദ്യുതി വ്യാപാരത്തിന് ഈ അധികശേഷി സഹായിക്കുമെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. 39. ഭാവിയിലെ നിക്ഷേപം എന്ന നിലയ്ക്ക് യുവത്വങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കി. യൂവജനകാര്യങ്ങളിലെ യുവത്വത്തിന്റെ സഹകരത്തിനായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലേക്കുള്ള ചുവട്‌വയ്പ്പാണെന്ന് അവര്‍ സൂചിപ്പിച്ചു. ബംഗ്ലാദേശിന് അനുയോജ്യമായ ഘടനാപരമായ പരിശീലനപരിപാടികള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമമാകുമെന്നും നേതാക്കള്‍ അംഗീകരിച്ചു. 40. അക്കാദമിക യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം എത്രയൂം വേഗം പൂര്‍ത്തിയാക്കാന്‍ ഇരു നേതാക്കളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാംസ്‌ക്കാരിക സഹകരണം-മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം(2019 ബംഗബന്ധുവിന്റെ ജന്മശതാബ്ദി വാര്‍ഷികം (2020 ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50-ാം വാര്‍ഷികം (2021) 41. രണ്ടു പ്രധാനപ്പെട്ട വാര്‍ഷികത്തില്‍ കുടുതല്‍ സഹകരണത്തിന്റെ ആവശ്യകതയ്ക്ക് ഇരു നേതാക്കളും ഊന്നല്‍ നല്‍കി: 2020ലെ ബംഗബന്ധു ഷേഖ് മുജീബുര്‍ റഹ്മാന്റെ ജന്മ ശതാബ്ദിയും 2021ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ 50-ാം വാര്‍ഷികവും ഒപ്പം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം 2021ല്‍ സ്ഥാപിക്കുന്നതിനും. ഈ രണ്ടു ചരിത്ര വര്‍ഷങ്ങളുടെ ആഘോഷത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക ആശയവിനിമയത്തിനും രണ്ടു നേതാക്കളും സമ്മതിച്ചു. 2019-2020 ല്‍ ഇരുരാജ്യങ്ങള്‍ക്കും സൗകര്യമുള്ള സമയത്ത് ബംഗ്ലാദേശില്‍ ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. 42. ഈ സന്ദര്‍ശനത്തില്‍ സാംസ്‌ക്കാരിക വിനിമയപരിപാടികളുടെ ധാരണാപത്രം പുതുക്കുന്നതിനെയും ഇരു പ്രധാനമന്ത്രമാരും സ്വാഗതം ചെയ്തു. 43. 2020ല്‍ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ബംഗബന്ധു ഷേഖ് മുജിബുര്‍ റഹ്മാനെക്കുറിച്ചുള്ള ഫീച്ചര്‍ ഫിലിമിന്റെ നിര്‍മ്മാണ സഹകരണത്തിന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബംഗ്ലാദേശ് ചലച്ചിത്ര വികസന കോര്‍പ്പറേഷനും തമ്മിലുള്ള കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇരു പ്രധാനമന്ത്രിമാരും നിര്‍ദ്ദേശം നല്‍കി. 44. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവേളയില്‍ ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് സമ്മതിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദിരേഖപ്പെടുത്തി. ലോകമാകെ അഹിംസാ സിദ്ധാന്തത്തിന്റെ പേരിലും കോളനിവാഴ്ചയ്ക്കും അസമത്വത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ പേരിലും അദ്ദേഹത്തിനെ ആദരിക്കുന്നു. 45. ദേശീയ മ്യൂസിയവും (ഇന്ത്യ ബംഗബന്ധു മ്യൂസിയവും (ബംഗ്ലാദേശ്) തമ്മിലുള്ള സഹകരണത്തിനായി ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിന് ഇരു നേതാക്കളും സമ്മതിക്കുകയും ബന്ധപ്പെട്ട അധികാരികളോട് ധാരണാപത്രത്തിന് എത്രയും വേഗം അന്തിമരൂപം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മ്യാന്‍മറിലെ രാഖിനേ സംസ്ഥാനത്തില്‍ നിന്നു പുറത്താക്കപ്പെട്ട ജനങ്ങള്‍ 46. മ്യാന്‍മറിലെ രഖിനി സംസ്ഥാനത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കിയവര്‍ക്ക് അഭയവും മാനുഷികമായ സഹായങ്ങളും നല്‍കുന്ന ബംഗ്ലാദേശിന്റെ മഹാമനസ്‌കതയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. കോക്‌സ് ബസാറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികാഭയം നല്‍കിയ ബംഗ്ലാദേശിന്റെ മാനുഷിക സഹായത്തിന്റെ ഒരു പങ്ക് ഇന്ത്യ വിതരണം ചെയ്യും. ടെന്റുകള്‍, ദുരിതാശ്വാസ, സുരക്ഷാ വസ്തുക്കള്‍ ഒപ്പം മ്യാന്‍മറില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പുറത്താക്കപ്പെട്ട സ്ത്രീകള്‍ക്ക് നൈപുണ്യവികസനത്തിനായി തയ്യല്‍മെഷിനുകള്‍ എന്നിവ ഈ സഹായവിഹിതത്തില്‍ ഉണ്ടായിരിക്കും. ഇതിന് പുറമെ മ്യാന്‍മറിലെ രഖിനി സംസ്ഥാനത്ത് 250 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ പദ്ധതി ഇന്ത്യ പൂര്‍ത്തിയാക്കുകയും മറ്റൊരു സാമൂഹിക-സാമ്പത്തിക വികസന പദ്ധതി ആ മേഖലയില്‍ നടപ്പാക്കുന്നതിനായി തയാറെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. 47. മ്യാന്‍മറില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കാനായി 2017 മുതല്‍ ഇന്ത്യ നല്‍കിവരുന്ന മാനുഷികമായ സഹായങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ നന്ദി പ്രധാനമന്തി ഷേഖ് ഹസീന അറിയിച്ചു. മ്യാന്‍മറിലെ രഖിനി സംസ്ഥാനത്ത് സ്വന്തം ഭവനങ്ങളില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് വളരെപ്പെട്ടെന്ന്, സുരക്ഷിതവും സുസ്ഥിരമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സമ്മതിച്ചു. അവരുടെ മടക്കയാത്രയ്ക്ക്, മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്തിലെ സുരക്ഷാസാഹചര്യവും സാമൂഹിക വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ളതിന് വേണ്ടി കുടുതല്‍ പരിശ്രമത്തിന്റെ ആവശ്യത്തിന് രണ്ടു പേരും സമ്മതിച്ചു. 48. ഐക്യരാഷ്ട്രസഭയിലും മറ്റു ബഹുതല സംഘടനകളിലും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത രണ്ടു പ്രധാനമന്ത്രിമാരും ആവര്‍ത്തിച്ചു. അന്താരാഷ്ട്ര രംഗത്ത്, 2030ലെ അജണ്ടയിലുള്ള വികസിത രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയും അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 49. മേഖല-ഉപമേഖല സഹകരണത്തിനാണ് ഇരു രാജ്യങ്ങളും മുന്‍ഗണന നല്‍കുന്നതെന്നു രണ്ടു നേതാക്കളും സമ്മരതിച്ചു. ഈ ലക്ഷ്യത്തിനായി അംഗരാജ്യങ്ങള്‍ക്ക് കൂട്ടായ സമ്പല്‍സമൃദ്ധി എന്ന ലക്ഷ്യം നേടുന്നതിനായി ബിംസ്‌റ്റെക്കിനെ കൂടുതല്‍ ഉപമേഖല സഹകരണത്തിനുള്ള സംവിധാനമാക്കി അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. 50. ഈ സന്ദര്‍ശന വേളയില്‍ താഴെപ്പറയുന്ന ഉഭയകക്ഷി രേഖകള്‍ ഒപ്പിടുകയും കൈമാറ്റംചെയ്യുകയും സ്വീകരിക്കുകയും കൈമാറുകയും ചെയ്തു. ചട്ടോഗ്രാം, മോങ്കല തുറമുഖങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുടെ നീക്കത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍. ബംഗ്ലാദേശിന് ഇന്ത്യ വാഗ്ദാനം ചെയ്ത വായ്പകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍. ധാക്ക – ഹൈദരാബാദ് സര്‍വകലാശാലകള്‍ തമ്മിലുള്ള ധാരണാപത്രം. 51. ചെൈന്നയില്‍ ബംഗ്ലാദേശിന്റെ ഒരു ഡെപ്യൂട്ടി ഹൈക്കമ്മിഷന്‍ തുറക്കുന്നതിന് സമ്മതം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി ഷേഖ് ഹസീന നന്ദി രേഖപ്പെടുത്തി. 52. ഇന്ത്യയിലെ സന്ദര്‍ശന സമയത്ത് തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ മഹത്തായ ആതിഥ്യത്തിനും തങ്ങളോട് പ്രകടിപ്പിച്ച ഊഷ്മളതയ്ക്കും സൗഹാര്‍ദപരതയ്ക്കും പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി രേഖപ്പെടുത്തി. 53. ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഷേഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുകയും സന്ദര്‍ശനത്തിനുള്ള തീയതികള്‍ക്ക് നയന്ത്രവഴികളിലൂടെ അന്തിമരൂപം നല്‍കാമെന്നു സമ്മതിക്കുകയും ചെയ്തു. 2021ലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന (November 29, 2021) നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി 2021ലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന പാർലമെന്റിന്റെ ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പൊതു-ദേശീയ താൽപ്പര്യങ്ങൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും ഇന്ത്യയിലുടനീളമുള്ള സാധാരണ പൗരന്മാർ രംഗത്തുണ്ട്. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ നല്ല സൂചനയാണ് ഇവ. അടുത്തിടെ, ഭരണഘടനാ ദിനത്തിൽ രാജ്യം മുഴുവൻ പുതിയ ദൃഢനിശ്ചത്തിലൂടെ ഭരണഘടനയുടെ പൊരുള്‍ നിറവേറ്റുന്നതിനായി പ്രതിജ്ഞയെടുത്തു ഈ സാഹചര്യത്തിൽ, ഈ സമ്മേളനവും തുടർന്നുള്ള പാർലമെന്റ് സമ്മേളനങ്ങളും രാജ്യതാൽപ്പര്യം മുൻനിർത്തി ചർച്ചകൾ നടത്താനും, സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെയും മനോഭാവത്തിനനുസരിച്ച്‌ രാജ്യത്തിന്റെ വികസനത്തിന് പുതിയ വഴികൾ കണ്ടെത്താനും നാമെല്ലാവരും രാജ്യത്തെ ഓരോ പൗരനും, ആഗ്രഹിക്കുന്നു. ഈ സമ്മേളനം ആശയങ്ങളാൽ സമ്പന്നമായിരിക്കണം കൂടാതെ നല്ല സംവാദങ്ങൾ ദൂരവ്യാപകമായ സ്വാധീനം ചെലുത്തണം. പാർലമെന്റ് ബലപ്രയോഗത്തിലൂടെ തടസ്സപ്പെടുത്തിയത് ആരെന്നതിനേക്കാൾ പാർലമെന്റ് എപ്രകാരം പ്രവർത്തിക്കുന്നുവെന്നും അതിന്റെ പ്രധാന സംഭാവനകളും വിലയിരുത്തപ്പെടണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മാനദണ്ഡമാക്കാൻ കഴിയില്ല. പാർലമെന്റ് എത്ര മണിക്കൂർ പ്രവർത്തിച്ചു, എത്ര പോസിറ്റീവ് ജോലി ചെയ്തു എന്നതായിരിക്കണം മാനദണ്ഡം. എല്ലാ വിഷയങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ ഗവണ്മെന്റ് തയ്യാറാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഗവണ്മെന്റ് തയ്യാറാണ്. പാർലമെന്റിൽ ചോദ്യങ്ങളുണ്ടാകണമെന്നും സമാധാനം നിലനിൽക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഗവണ്മെന്റ് നയങ്ങൾക്കെതിരായ ശബ്ദങ്ങൾ ശക്തമായിരിക്കണം എന്നാൽ പാർലമെന്റിന്റെയും അധ്യക്ഷയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കണം. യുവതലമുറയെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റം നാം നിലനിർത്തണം. കഴിഞ്ഞ സമ്മേളനത്തിനു ശേഷം മുതൽ, രാജ്യം 100 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി, ഇപ്പോൾ നാം 150 കോടി എന്ന കണക്കിലേക്ക് അതിവേഗം നീങ്ങുകയാണ്. പുതിയ വകഭേദത്തെക്കുറിച്ച് നാം ജാഗ്രത പാലിക്കണം. പാർലമെന്റിലെ എല്ലാ അംഗങ്ങളോടും നിങ്ങളോടും ജാഗ്രത പുലർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു, കാരണം ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരുടെയും ആരോഗ്യമാണ് നമ്മുടെ മുൻഗണന. ജില്ലാശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി 2022 ഫെബ്രുവരിയോടെപൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശംKannur Varthakal Online ജില്ലാശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി 2022 ഫെബ്രുവരിയോടെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള നിര്‍മ്മാണ പ്രവൃത്തി 2022 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ ബി.എസ്.എന്‍.എല്ലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. 2019ല്‍ പ്രവൃത്തി തുടങ്ങിയ പദ്ധതിയുടെ സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ (എസ്.പി.വി) ബി.എസ്.എന്‍.എല്‍ ആണ്. സംസ്ഥാനത്തെ കിഫ്ബിയുടെ ആദ്യ പ്രവൃത്തിയാണിത്. പ്രവൃത്തിയുടെ ഗുണമേന്‍മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രത്യേക ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തി വേഗത്തിലാക്കാനാണ് എസ്.പി.വി രൂപീകരിച്ചത്. ഇതില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ഏല്‍പ്പിക്കുമ്പോള്‍, അത് സര്‍ക്കാറിന്റെ വിശ്വാസം കൂടിയാണ്. ആ വിശ്വാസം ബി.എസ്.എന്‍.എല്‍ നഷ്ടപ്പെടുത്തിയാല്‍ സര്‍ക്കാറിന് മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പഴയ കെട്ടിടത്തില്‍നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തികഞ്ഞ ആസൂത്രണത്തോടെ മുന്നോട്ടുപോവണം. പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലാശുപത്രി ലാബില്‍ ഒന്നിലേറെ കൗണ്ടറുകള്‍ തുറക്കണമെന്ന് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി. കാത് ലാബിന്റെ കാലിബറേഷന്‍ നടക്കുന്നു. ഡോക്ടര്‍മാര്‍ രണ്ട് പേരുണ്ട്. ടെക്‌നീഷ്യന്‍സിനെ പരിശീലിപ്പിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ഡിഎംഒ (ഹെല്‍ത്ത്) ഡോ. കെ. നാരായണ നായ്ക്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി കെ. അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ബിഎസ്എന്‍എല്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, കരാര്‍ കമ്പനി പ്രതിനിധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. Previous റോഡിന് സ്വകാര്യ വ്യക്തിയുടെസ്ഥലം കയ്യേറി പഞ്ചായത്തംഗം ഉൾപ്പെടെ 8 പേർക്കെതിരെ കേസ് Next ജില്ലയിലെ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി അവലോകനം ചെയ്തു പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാ ഓഫീസ് ഉദ്ഘാടനവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി, വീഡിയോ അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരും: കെ സുധാകരന്‍ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാ ഓഫീസ് ഉദ്ഘാടനവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു December 1, 2021 ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി, വീഡിയോ December 1, 2021 അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരും: കെ സുധാകരന്‍ December 1, 2021 കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ December 1, 2021 അനധികൃത അറവ് മാലിന്യ കടത്ത് :വണ്ടി കസ്റ്റഡിയില്‍ December 1, 2021 പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാ ഓഫീസ് ഉദ്ഘാടനവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല’; തലശേരിയില്‍ വിദ്വേഷ മുദ്രാവാക്യവുമായി ബിജെപി, വീഡിയോ Gold Rate ജിഎസ്ടി പേയ്‌മെന്റുകൾ ബിസിനസ്സ് ടിപ്സ് ശമ്പളം വരുമാന നികുതി ടാലി വാർത്ത അക്കൗണ്ടിങ്ങും ഇൻവെന്ററിയും View More ശമ്പളം വരുമാന നികുതി ടാലി വാർത്ത അക്കൗണ്ടിങ്ങും ഇൻവെന്ററിയും ഒരു കമ്പ്യൂട്ടർ ബിസിനസ്സ് എങ്ങനെ ആരംഭിക്കാം കമ്പ്യൂട്ടറുകൾ‌ ശരിയാക്കുന്നതിൽ‌ നിങ്ങൾ‌ നന്നായേക്കാം, പക്ഷേ വിജയകരമായ ഒരു ബിസിനസ്സ് നേടുന്നതിന്‌ വളരെയധികം കാര്യങ്ങൾ‌ ചെയ്യാനാകും. കമ്പ്യൂട്ടർ ജോലിയിൽ (ടെക്നീഷ്യൻ) കൈകോർത്ത ഒരാളിൽ നിന്ന്, കൂടുതൽ ക്ലയന്റുകൾ (സംരംഭകൻ) നേടുന്നതിന് പുതിയ അവസരങ്ങളും കോണുകളും തിരയുന്ന ഒരാളിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ മാറ്റേണ്ടതുണ്ട്. ഒരു കമ്പ്യൂട്ടർ ബിസിനസ്സ് ആരംഭിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വിൽപ്പന, സേവനം അല്ലെങ്കിൽ പിന്തുണ വഴി നിലവിലുള്ള സിസ്റ്റങ്ങളുമായി ഇടപെടുന്നതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, സാങ്കേതികവിദ്യ മാറ്റുന്നതിനും നിങ്ങളുടെ വൈദഗ്ദ്ധ്യം നിലനിർത്തുന്നതിനും അപ്പുറം, ഒരു കമ്പ്യൂട്ടർ ബിസിനസ്സ് ആരംഭിക്കുന്നതിന് മറ്റേതൊരു ചെറുകിട ബിസിനസ് മേഖലയ്ക്കും ആവശ്യമായ നിരവധി കഴിവുകൾ ആവശ്യമാണ് – വ്യക്തമായ ബിസിനസ്സ് പ്ലാൻ, സ്മാർട്ട് മാർക്കറ്റിംഗ് തന്ത്രം, മികച്ച ഉപഭോക്തൃ സേവനം എന്നിവ. കമ്പ്യൂട്ടർ ബിസിനസ്സ് സജ്ജീകരിക്കുന്നതിന് ഈ പോയിന്റുകൾ നിങ്ങളെ സഹായിക്കും: ഒരു കമ്പ്യൂട്ടർ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ആർക്കും ഇതിനകം കമ്പ്യൂട്ടറുകളുമായും അനുബന്ധ സിസ്റ്റങ്ങളുമായും നല്ല പരിചയമുണ്ടെന്ന് കരുതുന്നത് ന്യായമാണെന്ന് തോന്നുന്നു. നിങ്ങളുടെ പരിശീലനത്തിനും അനുഭവത്തിനും വേണ്ട വിശദാംശങ്ങളും കൂടുതലറിയാനുള്ള നിങ്ങളുടെ സന്നദ്ധതയും നിങ്ങളുടെ കഴിവുകൾക്ക് ഏറ്റവും അനുയോജ്യമായ കമ്പ്യൂട്ടർ ബിസിനസ് തരം നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്. കമ്പ്യൂട്ടർ ഫീൽഡിൽ ബിരുദം പൂർത്തിയാക്കുന്നത് തീർച്ചയായും ഒരു ബിസിനസ്സ് ആരംഭിക്കാൻ നിങ്ങളെ സഹായിക്കും. വിദ്യാഭ്യാസം, പരിശീലനം, തൊഴിൽ എന്നിവയിലൂടെയുള്ള നിങ്ങളുടെ അനുഭവ ശേഖരണം കൂടുതൽ പ്രധാനമാണ്. ഒരു ബിസിനസ് പ്ലാൻ ഉപയോഗിച്ച് ആരംഭിക്കുക നിങ്ങൾ ഏത് ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്നത് പ്രശ്നമല്ല, വിശദമായ ഒരു ബിസിനസ് പ്ലാൻ വികസിപ്പിച്ചുകൊണ്ട് നിങ്ങൾ എല്ലായ്പ്പോഴും ആരംഭിക്കണം. ഇത് നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവം, നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ഉൽ‌പ്പന്നങ്ങൾ സേവനങ്ങൾ, നിങ്ങളുടെ ബജറ്റ്, മാർക്കറ്റിംഗ് പ്ലാൻ, ടാർഗെറ്റ് ഉപഭോക്തൃ അടിത്തറ എന്നിവ വിവരിക്കുകയും വരും വർഷങ്ങളിൽ നിങ്ങളുടെ ബിസിനസ്സിന്റെ വളർച്ചയെ പ്രോജക്റ്റ് ചെയ്യുകയും ചെയ്യും. ഇത് നിങ്ങളുടെ ബിസിനസ്സിന്റെ വികസനത്തിനായുള്ള ഗൈഡ്ബുക്കും സാധ്യതയുള്ള നിക്ഷേപകർക്കോ സാമ്പത്തിക സംഭാവകർക്കോ ഉള്ള നിങ്ങളുടെ “വിൽപ്പന പിച്ച്” ആണ്. ഏതൊരു ചെറുകിട ബിസിനസ്സിലും, പ്രാദേശിക ജനസംഖ്യാശാസ്‌ത്രവും നിങ്ങളുടെ ടാർഗെറ്റ് ജനസംഖ്യയുടെ ഐഡന്റിറ്റിയും ആവശ്യങ്ങളും അവർ ആഗ്രഹിക്കുന്ന പ്രത്യേക ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. പരമ്പരാഗത കമ്പ്യൂട്ടർ വിൽപ്പന, സേവനം, കൂടാതെ അല്ലെങ്കിൽ പിന്തുണ എന്നിവ കുറയുന്നത് നിങ്ങൾ കണ്ടെത്തിയേക്കാം, പ്രത്യേകിച്ചും പ്രായം കുറഞ്ഞ, സാങ്കേതിക വിദഗ്ദ്ധരായ ജനസംഖ്യയിൽ. എന്നിരുന്നാലും, പ്രത്യേകിച്ചും പഴയ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കൂടാതെ അല്ലെങ്കിൽ ചെറിയ–നഗര, ഗ്രാമപ്രദേശങ്ങളിൽ, പിസി അറ്റകുറ്റപ്പണികളും പിന്തുണയും ആവശ്യമുള്ള കൂടുതൽ ആളുകളെ നിങ്ങൾ കണ്ടെത്തിയേക്കാം. ഓർക്കുക, നിങ്ങൾ ഏറ്റവും പുതിയ സാങ്കേതികവിദ്യ നിലനിർത്തേണ്ടതുണ്ട്; നിങ്ങളുടെ സാധ്യതയുള്ള ഉപഭോക്താക്കളിൽ പലരും അങ്ങനെ ചെയ്യുന്നില്ല. മാറുന്ന സാങ്കേതികവിദ്യയും ഉപഭോക്തൃ അഭിരുചികളും ഉണ്ടായിരുന്നിട്ടും, കമ്പ്യൂട്ടറുകൾ, ഭാഗങ്ങൾ അല്ലെങ്കിൽ ആക്സസറികളുടെ വിൽപ്പനയെ അടിസ്ഥാനമാക്കി ഒരു ബിസിനസ്സ് സ്ഥാപിക്കാനുള്ള അവസരങ്ങൾ ഇപ്പോഴും ഉണ്ട്; എഡിറ്റിംഗ്, ഡിസൈൻ സേവനങ്ങൾ; ട്രബിൾഷൂട്ടിംഗ് കൂടാതെ അല്ലെങ്കിൽ പരിശീലനം; അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ പുതുക്കലുകൾ എന്നിവ. പ്രധാനം വഴക്കവും സാങ്കേതികവിദ്യയ്‌ക്കൊപ്പം മാറാനുള്ള കഴിവുമാണ്. പിസി റിപ്പയർ അഭ്യർത്ഥനകൾ കുറയുകയാണെങ്കിലും, പ്രിന്ററുകളും വയർലെസ് നെറ്റ്‌വർക്കുകളും സജ്ജീകരണം, ഡാറ്റ വീണ്ടെടുക്കൽ, തുടയ്ക്കൽ, മീഡിയ ആർക്കൈവിംഗ് അല്ലെങ്കിൽ എഡിറ്റിംഗ് എന്നിവ പോലുള്ള പൊതുവായ സജ്ജീകരണവും പ്രശ്‌നപരിഹാര ജോലികളും നിങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന ഘടകമായി തുടരാം. കമ്പ്യൂട്ടറുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിങ്ങൾ സ്വയം ഒരു വിദഗ്ദ്ധനാണെന്ന് തെളിയിക്കാനും ഒരു നല്ല പ്രശസ്തി ഉണ്ടാക്കാനും കഴിയുമെങ്കിൽ, നിങ്ങളുടെ കമ്പ്യൂട്ടർ ബിസിനസ്സിനായി ഒരു ഇടം കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. മാറ്റം വരുത്താൻ താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്കായി കാലഹരണപ്പെട്ട ഡെസ്‌ക്‌ടോപ്പുകൾ ശരിയാക്കുന്നതായി നിങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന ശ്രദ്ധ മാറുന്നുണ്ടെങ്കിലും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള നിങ്ങളുടെ വൈദഗ്ദ്ധ്യം നിലനിർത്തേണ്ടതുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനുമുമ്പ് കമ്പ്യൂട്ടർ സാങ്കേതികവിദ്യ പോലെ വേഗത്തിൽ മാറുന്ന ഒരു ഫീൽഡിലെ പൊരുത്തക്കേട് നിങ്ങളെ വളവിന് പിന്നിലാക്കും. ഫോണുകൾ മുതൽ ടാബ്‌ലെറ്റുകൾ, വാച്ചുകൾ വരെ എല്ലാത്തരം മൊബൈൽ സാങ്കേതികവിദ്യയിലും ആളുകൾ സഹായവും മാർഗനിർദേശവും തേടുമെന്ന് പ്രതീക്ഷിക്കുക. നിങ്ങൾക്ക് മൊബൈൽ ടെക് വിൽപ്പനയിലേക്കും അല്ലെങ്കിൽ സേവന ബിസിനസ്സിലേക്കും പ്രവേശിക്കാൻ താൽപ്പര്യമുണ്ടാകാം, പക്ഷേ ഏറ്റവും പുതിയ ഉപകരണങ്ങളിൽ പൊതുവായ ട്രബിൾഷൂട്ടിംഗ്, പരിശീലനം, പിന്തുണ എന്നിവ നൽകാൻ കഴിയുന്നത് തികച്ചും ഉപയോഗപ്രദമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങൾക്ക് ഭയങ്കര ആളുകളുടെ കഴിവുകൾ ഉണ്ടെങ്കിൽ, മെഷീനുകളിൽ നിങ്ങൾ എത്ര മികച്ചവരാണെന്നത് പ്രശ്നമല്ല – നിങ്ങളുടെ കമ്പ്യൂട്ടർ ബിസിനസ്സ് വിജയിക്കാൻ സാധ്യതയില്ല. ഉപയോക്താക്കൾക്ക് ഒരു കമ്പ്യൂട്ടർ ആവശ്യമോ പ്രശ്നമോ ഉണ്ടാകുമ്പോൾ, കമ്പ്യൂട്ടർ നോവികൾക്ക് പോലും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ അവർക്ക് വിശദീകരിക്കാവുന്ന വേഗതയേറിയതും കാര്യക്ഷമവും ഫലപ്രദവുമായ സേവനം അവർ പ്രതീക്ഷിക്കുന്നു. തങ്ങളുടെ പ്രധാനപ്പെട്ട എല്ലാ ഫയലുകളും തങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് കരുതുന്ന പരിഭ്രാന്തരായ ഉപഭോക്താക്കളുമായി നിങ്ങൾ ഇടപെടും, രാത്രി 10 മണിക്ക് ഉടനടി സഹായം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ പ്രകോപിപ്പിക്കുകയും നിങ്ങൾ ചെയ്യുന്ന ഓരോ നീക്കത്തിനും മേൽനോട്ടം വഹിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഹോവർ ചെയ്യുകയും ചെയ്യുന്നു. ശാന്തതയോടും മര്യാദയോടും ക്ഷമയോടുംകൂടെ തുടരാൻ നിങ്ങൾക്ക് കഴിയണം. ഒരു ചെറിയ ബിസിനസ്സ് എന്ന നിലയിൽ, നിങ്ങളുടെ വലിയ എതിരാളികളുടെ വിലയുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് സാധ്യതയില്ല – നിങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തിഗത സേവനം ഈ പോരായ്മ നികത്തേണ്ടതുണ്ട്. ബിസിനസ്സിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, പ്രാദേശിക വിപണിയെക്കുറിച്ച് ഒരു പൂർണ്ണമായ ധാരണ ഉണ്ടായിരിക്കണം. ഒരാൾ മത്സരാർത്ഥിയുടെ ബിസിനസ്സ് പ്ലാനുകൾ, മാർജിനുകൾ, വരുമാനം, അവർ നൽകുന്ന സേവനങ്ങൾ എന്നിവയെക്കുറിച്ച് പൂർണ്ണമായ വിശകലനം നടത്തേണ്ടതുണ്ട്. ഒരേ ഫീൽഡിലെ മറ്റുള്ളവർ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഒരു ധാരണയുള്ളപ്പോൾ മാത്രമേ ഒരാൾക്ക് അവരുടെ ബിസിനസ്സ് അദ്വിതീയമാക്കാൻ ആസൂത്രണം ചെയ്യാൻ കഴിയൂ. അതിനാൽ പ്രാദേശിക വിപണികളെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. ഒരു പുതിയ കമ്പ്യൂട്ടർ ബിസിനസ്, മറ്റേതൊരു ചെറുകിട ബിസിനസ്സിനെയും പോലെ, അതിജീവിക്കാൻ വേഗത്തിലും നിലനിൽക്കുന്നതുമായ ഒരു മതിപ്പ് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങളുടെ ഹോം ഓഫീസിൽ നിന്ന് നിങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കിലും, അവബോധം സൃഷ്ടിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥിരമായ ബ്രാൻഡ് നിങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഒരു ബിസിനസ്സ് നടത്തുന്നതിലെ ഏറ്റവും നിർണായകമായ ഭാഗമാണ് മാർക്കറ്റിംഗ്. നിങ്ങൾ ലോകോത്തര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അത് ശരിയായി മാർക്കറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാലും, നിങ്ങളുടെ ബിസിനസ്സ് വിജയം നേടില്ല. മാർക്കറ്റിംഗ് തന്ത്രം വളരെ ആകർഷകമായ രീതിയിൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്, അതിലൂടെ നിരവധി ഉപയോക്താക്കൾ നിങ്ങളുടെ ബിസിനസ്സിൽ താൽപ്പര്യം കാണിക്കുന്നു. ആകർഷകമായ ഓഫറുകൾ സൗജന്യ സേവനങ്ങൾ, ഡിസ്കൗണ്ട്, 1 1 ഓഫറുകൾ മുതലായവ ഉപയോഗിച്ച് ഒരാൾക്ക് എല്ലായ്പ്പോഴും ആരംഭിക്കാൻ കഴിയും. നിങ്ങളുടെ ബിസിനസ്സ് നിയമാനുസൃതവും നിലനിൽക്കുന്നതുമായി അവതരിപ്പിക്കുന്ന ഒരു പ്രൊഫഷണൽ രൂപം സൃഷ്ടിക്കുക. നിലവിലുള്ള ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും പ്രൊഫഷണൽ രൂപത്തിലുള്ള ബിസിനസ്സ് കാർഡുകൾ കൈമാറുക. നിങ്ങൾക്ക് ഒരു സ്റ്റോർഫ്രണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് വെബ്‌സൈറ്റ് കൂടാതെ അല്ലെങ്കിൽ സോഷ്യൽ മീഡിയ സാന്നിധ്യം പ്രൊഫഷണലായി കാണുകയും നിങ്ങളുടെ മൊത്തത്തിലുള്ള ബ്രാൻഡുമായി പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തിൽ ഷോപ്പിന്റെ പ്രദേശം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു കമ്പ്യൂട്ടർ കേന്ദ്രത്തിന്റെ യഥാർത്ഥ ആവശ്യം ഉള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുക. അത്തരം പ്രദേശം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ബിസിനസ്സ് പരമാവധി വളർത്തുന്നതിന് ഒരു നല്ല സാധ്യത നൽകുന്നു. ഈ ടാസ്കിൽ നിങ്ങൾ വേണ്ടത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിജയകരമായ ഒരു കമ്പ്യൂട്ടർ ബിസിനസ്സിന് പ്രാഥമികമായി നിങ്ങളുടെ സ്വന്തം വീട്ടിൽ നിന്നോ ഉപഭോക്താക്കളുടെ വീടുകളിൽ നിന്നോ ഓഫീസ് സ്റ്റോർ ലൊക്കേഷനിൽ പ്രവർത്തിക്കാനോ കഴിയും. വീട്ടിൽ നിന്ന് ജോലിചെയ്യുന്നത്, കൂടുതൽ വഴക്കവും കുറഞ്ഞ ഓവർഹെഡ് ചെലവും വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ദൃശ്യപരതയും കുറഞ്ഞ ശ്രദ്ധയും നൽകുന്നു. നന്നായി സ്ഥാപിച്ചിട്ടുള്ള ഒരു സ്റ്റോർ‌ഫ്രണ്ട് നിങ്ങളുടെ ദൃശ്യപരത വർദ്ധിപ്പിക്കുകയും പൊതുജനങ്ങളുടെ മനസ്സിൽ നിങ്ങളുടെ ബിസിനസ്സ് നിയമാനുസൃതമാക്കാൻ സഹായിക്കുകയും ചെയ്യുന്നു, പക്ഷേ ഇത് ചിലവിൽ വരുന്നതും നിങ്ങളെ കൂടുതൽ കർക്കശമായ ഷെഡ്യൂളിലേക്ക് ലോക്ക് ചെയ്യുന്നതുമാണ്. നിങ്ങൾ‌ കമ്പ്യൂട്ടർ‌ അറ്റകുറ്റപ്പണികളിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ‌, നിങ്ങളുടെ സ്വന്തം ഷോപ്പിൽ‌ ജോലി ചെയ്യുന്നത്‌ ശ്രദ്ധ വ്യതിചലിപ്പിക്കുകയും നിങ്ങളുടെ സമയവും യാത്രാ പണവും ലാഭിക്കുകയും ചെയ്‌തേക്കാം, പക്ഷേ ഉപയോക്താക്കൾ‌ അവരുടെ വീടുകളിലെ ഉപകരണങ്ങളിൽ‌ നിങ്ങൾ‌ പ്രവർ‌ത്തിക്കുന്നതിൽ‌ കൂടുതൽ‌ സൗകര്യപ്രദമായിരിക്കും. ഒരു കമ്പ്യൂട്ടർ ബിസിനസ്സ് ഒരു ദീർഘകാല ബിസിനസല്ല. കമ്പ്യൂട്ടറുകളുടെയും മറ്റ് ഗാഡ്‌ജെറ്റുകളുടെയും ഉപയോഗം എല്ലായ്‌പ്പോഴും ആയിരിക്കും; അതിനാൽ ഈ ബിസിനസ്സ് എല്ലാ സീസണുകളിലും പ്രവർത്തിക്കുന്നു. ഇതിൽ ഒരു നിശ്ചിത അളവിലുള്ള റിസ്ക് ഉൾപ്പെടുന്നു, എന്നാൽ ശരിയായ തരത്തിലുള്ള ആസൂത്രണത്തോടെ, ഒരു കമ്പ്യൂട്ടർ സെന്റർ ആരംഭിക്കുന്നത് എളുപ്പവും ലാഭകരവുമാണ്. ഒരാൾക്ക് ഈ ബിസിനസ്സിൽ ലാഭം നേടാൻ കഴിയും. ഈ ബിസിനസ്സിലും വിപുലീകരണത്തിന് എല്ലായ്പ്പോഴും സാധ്യതയുണ്ട്. നിങ്ങളുടെ സേവനങ്ങൾ കമ്പ്യൂട്ടറുകളിൽ നിന്ന് മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിലേക്ക് വ്യാപിപ്പിക്കാനും ഏറ്റവും പുതിയതും ബ്രാൻ‌ഡുചെയ്‌തതുമായ ഗാഡ്‌ജെറ്റുകൾ‌ വിൽ‌ക്കുന്നതിന് ഫ്രാഞ്ചൈസി പിന്തുണ നേടാനും കഴിയും. ഇതിനൊപ്പം, നിങ്ങൾക്ക് എല്ലായ്പ്പോഴും അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം, സോഫ്റ്റ്വെയർ ഇൻസ്റ്റാളേഷനുകൾ മുതലായ മറ്റ് ആഡ്–ഓൺ സേവനങ്ങൾ നൽകാം. വിജയകരമായ പലചരക്ക് കട തുറക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ ഗൈഡ് ഹസൻ നിക്കി കിരാന സ്റ്റോറിനായുള്ള കോഡുകൾ എ എന്‍ രവീന്ദ്രദാസ് മോഹന്‍ലാല്‍ പിണറായി വിജയന്‍ സീന ശ്രീവത്സൻ വീണ ധന്യ ഇന്ദു . ചില മെത്രാന്‍മാര്‍ മദ്യത്തിനെതിരായ കുരിശുയുദ്ധത്തില്‍ വി്ട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്നത്. ഇവിടെ ആരും മദ്യത്തിന്റെ പ്രചാരകരല്ല. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. മറ്റൊരു കോടതി ഉത്തരവ് പൂട്ടാനായി വന്നാല്‍ സര്‍ക്കാര്‍ തുറന്ന ബാറുകള്‍ പൂട്ടാനുള്ള നടപടി കൈക്കൊള്ളും. ബാറ് തുറക്കാന്‍ വിധിച്ച കോടതിയ്‌ക്കെതിരെ ആക്രോശിക്കാന്‍ എന്തുകൊണ്ട് മെത്രാന്‍മാര്‍ തയ്യാറാവുന്നില്ല?സ്വന്തം സഭയിലെ വിശ്വാസികളോട് മദ്യം ഉപയോഗിച്ചാല്‍ കല്യാണവും അന്ത്യകൂദാശയും നടത്തില്ലെന്ന് പറയാന്‍ എന്തേ സഭയ്ക്ക് സാധിക്കുന്നില്ല? ജനസംഖ്യയില്‍ അമ്പത് ശതമാനത്തിലധികം വിശ്വാസികളുള്ള ഗോവ, മദ്യത്തിന്റെ പറുദീസയാണ്. അവിടെ എന്തുകൊണ്ട് സഭയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നില്ല. മാഹി കേരളത്തിന്റെ ഭാഗമല്ലല്ലോ. അവിടെ പ്രസിദ്ധമായ സെന്റ് തെരേസ പള്ളിയ്ക്ക് ചുറ്റും മദ്യശാലകളാണ്. സഭയ്ക്ക് അവ അസ്വസ്ഥത ഉണ്ടാക്കാത്തത് എന്താണ്?മദ്യപിക്കുന്നവര്‍ക്കുള്ള ആലയമല്ല പള്ളിയെന്ന് പറഞ്ഞാല്‍, പള്ളിയില്‍ കയറാന്‍ പറ്റുന്ന ഏതെങ്കിലും പുരോഹിതന്‍ കേരളത്തിലുണ്ടോ? വീഞ്ഞില്‍ എത്ര ശതമാനം ആല്‍ക്കഹോളുണ്ട്? മദ്യം ഉല്‍പ്പാദിപ്പിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഇല്ലാത്ത ഏതെങ്കിലും സഭ ഇവിടെയുണ്ടോ ക്രിസ്തീയ പുരോഹിതര്‍ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ആള്‍ക്കഹോളടങ്ങിയ വീഞ്ഞ് നുകരുകയും മറ്റുള്ള വിശ്വാസികള്‍ കുടിക്കരുതെന്ന് പറയുന്നതും ഇരട്ടതാപ്പല്ലേ പള്ളിമേടകളില്‍ വീഞ്ഞിന് പകരം പച്ചവെള്ളം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിശ്വാസങ്ങളില്‍ ഇടിവ് പറ്റുമോ? ഒലീവിലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കാമെങ്കില്‍ വീഞ്ഞിന് പകരം പച്ചവെള്ളം മതിയാവുമല്ലൊ. ബി ജെ പി ദേശീയ അധ്യക്ഷന് മുന്നില്‍ കുമ്പിട്ടുനില്‍ക്കുമ്പോള്‍ ആലഞ്ചേരി പിതാവും കൂട്ടരും സംഘപരിവാരം ബലാല്‍സംഘം ചെയ്തും ചുട്ടും കൊന്ന നൂറുകണക്കിന് സന്യാസിനികളെയും പുരോഹിതന്മാരെയും മറന്നുപോയി കാണും. ആ രക്തസാക്ഷികളുടെ രക്തത്തില്‍ കാലുകഴുകിയാണ് ക്രിസ്തീയ സഭാ പ്രതിനിധികള്‍ കടുത്ത വര്‍ഗീയവാദിയായ അമിത്ഷായെ വരവേറ്റത്. ഒരു നാട്ടില്‍ ഒരു സര്‍പ്പമുണ്ടായിരുന്നു. ആര്‍ എസ് എസുകാരുടെ വര്‍ഗീയവിഷം പോലെ കൊടുംവിഷമുള്ള ഒരിനം. നമുക്കാ സര്‍പ്പത്തെ സംഘി സര്‍പ്പമെന്ന് വിളിക്കാം. ഒരിക്കല്‍ സര്‍പ്പം ഒരു പുഴയുടെ കരയിലെത്തി. അതിന് പുഴകടക്കണം. പക്ഷെ, പുഴയില്‍ കുത്തൊഴുക്കാണ്. സര്‍പ്പത്തിന് നീന്തി അക്കരെ കടക്കാന്‍ പറ്റില്ല. അപ്പോഴാണ് ഒരു ആമ അവിടെയെത്തിയത്. ഈ ആമ നമ്മുടെ ചില ക്രിസ്തീയ പുരോഹിതരെ പോലെയാണ്. നല്ല കഴിവൊക്കെയുണ്ട്. വര്‍ത്തമാനത്തില്‍ റോബിന്‍ പുരോഹിതനൊക്കെ തോറ്റുപോകും. പുരോഹിതന്‍ ആമയ്ക്ക് ഒഴുക്കൊന്നും ഒരു വിഷയമല്ലല്ലോ. അത് അക്കരെ പോകാനായി നീന്താനൊരുങ്ങി. സംഘിസര്‍പ്പം പത്തിയൊക്കെ താഴ്ത്തി, ഒരു നീര്‍ക്കോലി ഭാവത്തില്‍ ആമയോട് ചോദിച്ചു: 'എനിക്കീ ഒഴുക്കില്‍ അക്കരെ പോകാന്‍ പറ്റില്ല. എന്നെയൊന്ന് സഹായിക്കാമോ പുരോഹിതന്‍ ആമയ്ക്ക് ഈ സംഘി സര്‍പ്പത്തെ നന്നായി അറിയാം. കൊടുംവിഷമുള്ള പാമ്പാണ്. നിരവധി ആമകളെ കൊന്നതിന്റെ ചരിത്രമൊക്കെ ആമ വായിച്ചിട്ടുണ്ട്. ആ കൊടും ഭീകരന്‍ തന്നോട് അപേക്ഷാഭാവത്തില്‍ സംസാരിച്ചത് ആമയ്ക്ക് ക്ഷ പിടിച്ചു. എങ്കിലും പുരോഹിതന്‍ ആമയുടെ ഉള്ളില്‍ വിവേകം കത്തി. അത് സമ്മതം മൂളിയില്ല. 'നിന്നെ ഞാന്‍ അക്കരെ കടത്തുന്നതിനിടയില്‍ നീയെന്നെ കടിച്ച് കൊല്ലും. ഞാന്‍ നിന്നെ കൊണ്ടുപോവില്ല.' അപ്പോഴാണ് സംഘിസര്‍പ്പം അമിത്ഷായെപ്പോലെ ആമയോട് സംസാരിച്ചത്. 'എന്റെ ആമ പാതിരീ, നീയെന്തൊരു വിഡ്ഡിയാണ്? നിന്നെ ഞാന്‍ ഒഴുക്കിനിടയില്‍ കൊത്തിക്കൊന്നാല്‍ ഒഴുക്കില്‍പ്പെട്ട് ഞാനും ചാവില്ലേ? എന്നെ സുരക്ഷിതമായി അക്കരെയെത്തിച്ചാല്‍ പിന്നെ നീയെന്റെ ആത്മാര്‍ത്ഥ മിത്രമായി മാറും. യുക്തിയോടെ ചിന്തിക്കൂ അമിത് ഷായുടെ മുന്നിലിരുന്ന ആലഞ്ചേരി പിതാവിനെ പോലെ ആമയൊന്ന് വിഭൃംജിതനായി. സംഘി സര്‍പ്പം പറയുന്നതില്‍ യുക്തിയുണ്ട്. വൈകാതെ ആമ, സര്‍പ്പത്തിനെയും പേറി മറുകരതാണ്ടാന്‍ തുടങ്ങി. നല്ല ഒഴുക്ക്. ചില മരത്തടികള്‍ മുകളില്‍ നിന്നും ഒഴുകി വരുന്നുണ്ട്. പെട്ടെന്ന് സര്‍പ്പം പത്തിവിടര്‍ത്തി ആമയെ നാലഞ്ച് കൊത്ത്. ഗുജറാത്തില്‍ ആര്‍ എസ് എസുകാര്‍ ന്യൂനപക്ഷങ്ങളെ കൊല്ലാനായി കുത്തിയതുപോലുള്ള പ്രതീക്ഷിക്കാത്ത കുത്തില്‍ ആമ സ്തബ്ധനായി. ആമത്തോടിനപ്പുറത്തുള്ള മാംസത്തിലേക്ക് സംഘിസര്‍പ്പത്തിന്റെ വിഷപ്പല്ല് ആണ്ടിറങ്ങി. ആമ വെപ്രാളത്തോടെ ചോദിച്ചു, 'അല്ല സംഘി സര്‍പ്പമേ, എന്താണ് ഈ പ്രവൃത്തിയുടെ യുക്തി ഒഴുകിവന്ന ഒരു വാഴത്തടയിലേക്ക് തൊട്ടുകൊണ്ട് സംഘി സര്‍പ്പം മുരണ്ടു, വാഴത്തടയില്‍ സുരക്ഷിതനായ സര്‍പ്പത്തെ നോക്കി ആമ പുരോഹിതന്‍ ചത്തുമലച്ചു. ഈ കഥ ആലഞ്ചേരി പിതാവിനും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുനില്‍ക്കുന്ന പുരോഹിത വര്‍ഗത്തിനും വേണ്ടി ആദരവോടെ സമര്‍പ്പിക്കുന്നു. സര്‍പ്പത്തെയും സംഘികളെയും തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത പുരോഹിതന്‍മാരില്‍ വിശ്വാസികള്‍ എങ്ങിനെയാണ് വിശ്വാസമര്‍പ്പിക്കുക ? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന് സാധിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വിളിച്ചുപറഞ്ഞു. സംഘപരിവാരവുമായി സന്ധി ചെയ്യാന്‍ പോയ മെത്രാന്‍മാരില്‍ ആരെങ്കിലും പിണറായി സര്‍ക്കാരിനെ പറ്റി ഒരക്ഷരം നല്ലത് പറഞ്ഞിട്ടുണ്ടോ? ഇല്ല. സംഘപരിവാരത്തിനെ തോല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധതയാണ് അവരുടെ മുഖമുദ്ര. എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങാനുള്ള വെപ്രാളത്തില്‍ നില്‍ക്കുകയാണ് ഈ മെത്രാന്‍മാര്‍. പഴയ വിമോചന സമരത്തിന്റെ ഹാംഗ്ഓവറില്‍ പുരോഹിതന്‍മാര്‍ സമരത്തിനിറങ്ങുമ്പോള്‍ സംഘികളുടെ ഐക്യദാര്‍ഡ്യം അവര്‍ക്ക് വേണമെന്നാണ് ആലഞ്ചേരി പിതാവ്, അമിത് ഷായോട് അഭ്യര്‍ത്ഥിച്ചത്. കര്‍ഷകരെ കുറിച്ച് അമിത് ഷായോട് സംസാരിച്ചു എന്നുപറഞ്ഞ ഒരു പുരോഹിതനോട്, ക്ഷീരകര്‍ഷകരെ കുറിച്ച് സംസാരിച്ചോ എന്ന് ചോദിക്കാന്‍ കേരളത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ല. കശാപ്പിനായി കന്നുകാലികളെ കച്ചവടം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ക്രിസ്തീയ സഭകള്‍ അംഗീകരിക്കുന്നുണ്ടോ? ആലഞ്ചേരി പിതാവിന് അതില്‍ ഒരു ശരികേടും കാണാനാവുന്നില്ലേ? ചില മെത്രാന്‍മാര്‍ മദ്യത്തിനെതിരായ കുരിശുയുദ്ധത്തില്‍ വി്ട്ടുവീഴ്ചയില്ലെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്നത്. ഇവിടെ ആരും മദ്യത്തിന്റെ പ്രചാരകരല്ല. പൂട്ടിയ ബാറുകള്‍ തുറക്കുന്നത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. മറ്റൊരു കോടതി ഉത്തരവ് പൂട്ടാനായി വന്നാല്‍ സര്‍ക്കാര്‍ തുറന്ന ബാറുകള്‍ പൂട്ടാനുള്ള നടപടി കൈക്കൊള്ളും. ബാറ് തുറക്കാന്‍ വിധിച്ച കോടതിയ്‌ക്കെതിരെ ആക്രോശിക്കാന്‍ എന്തുകൊണ്ട് മെത്രാന്‍മാര്‍ തയ്യാറാവുന്നില്ല? സ്വന്തം സഭയിലെ വിശ്വാസികളോട് മദ്യം ഉപയോഗിച്ചാല്‍ കല്യാണവും അന്ത്യകൂദാശയും നടത്തില്ലെന്ന് പറയാന്‍ എന്തേ സഭയ്ക്ക് സാധിക്കുന്നില്ല? ജനസംഖ്യയില്‍ അമ്പത് ശതമാനത്തിലധികം വിശ്വാസികളുള്ള ഗോവ, മദ്യത്തിന്റെ പറുദീസയാണ്. അവിടെ എന്തുകൊണ്ട് സഭയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടക്കുന്നില്ല. മാഹി കേരളത്തിന്റെ ഭാഗമല്ലല്ലോ. അവിടെ പ്രസിദ്ധമായ സെന്റ് തെരേസ പള്ളിയ്ക്ക് ചുറ്റും മദ്യശാലകളാണ്. സഭയ്ക്ക് അവ അസ്വസ്ഥത ഉണ്ടാക്കാത്തത് എന്താണ്? മദ്യപിക്കുന്നവര്‍ക്കുള്ള ആലയമല്ല പള്ളിയെന്ന് പറഞ്ഞാല്‍, പള്ളിയില്‍ കയറാന്‍ പറ്റുന്ന ഏതെങ്കിലും പുരോഹിതന്‍ കേരളത്തിലുണ്ടോ? വീഞ്ഞില്‍ എത്ര ശതമാനം ആല്‍ക്കഹോളുണ്ട്? മദ്യം ഉല്‍പ്പാദിപ്പിക്കാനും സൂക്ഷിക്കാനുമുള്ള ലൈസന്‍സ് ഇല്ലാത്ത ഏതെങ്കിലും സഭ ഇവിടെയുണ്ടോ ക്രിസ്തീയ പുരോഹിതര്‍ ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി ആള്‍ക്കഹോളടങ്ങിയ വീഞ്ഞ് നുകരുകയും മറ്റുള്ള വിശ്വാസികള്‍ കുടിക്കരുതെന്ന് പറയുന്നതും ഇരട്ടതാപ്പല്ലേ പള്ളിമേടകളില്‍ വീഞ്ഞിന് പകരം പച്ചവെള്ളം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ വിശ്വാസങ്ങളില്‍ ഇടിവ് പറ്റുമോ? ഒലീവിലയ്ക്ക് പകരം കുരുത്തോല ഉപയോഗിക്കാമെങ്കില്‍ വീഞ്ഞിന് പകരം പച്ചവെള്ളം മതിയാവുമല്ലൊ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു മാനിഫെസ്റ്റോ ഉണ്ട്. അതിന്റെ 67-ാം പേജില്‍ മദ്യനയത്തെ കുറിച്ച് പറയുന്നുണ്ട് മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക ഇതില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്ന് സ്ഥാപിക്കാന്‍ കേരളത്തിലെ സഭാ നേതൃത്വത്തിന് സാധിക്കുമോ? കേരളത്തില്‍ പുതിയതായി ഒരു ബാര്‍പോലും പിണറായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ചില ബാറുകള്‍ പൂട്ടിയിരുന്നു. ഇപ്പോള്‍ മറ്റൊരു കോടതി ഉത്തരവിനെ തുറന്ന് പൂട്ടിയതില്‍ ചിലത് തുറക്കുന്നു. ഈ വസ്തുത മുന്നിലിരിക്കെയാണ് ക്രിസ്തീയ സഭാ നേതൃത്വം പിണറായി സര്‍ക്കാരിനെ ലക്ഷ്യം വെക്കുകയാണ്. ഇക്കാര്യത്തിന് സംഘികളോടൊപ്പം കൈകോര്‍ക്കാനും അവര്‍ മടിക്കുന്നില്ല. സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും മുന്‍പ് ഇത്തരത്തിലുള്ള നടപടികളുമായി സഭാനേതൃത്വങ്ങള്‍ മുന്നോട്ടുപോകുന്നതില്‍ അസ്വഭാവികതയുണ്ട്. അഭിനേതാക്കള്‍ സിദ്ദിഖ് ,ബാബു ആന്‍റണി,ജഗതി ശ്രീകുമാര്‍,രാജന്‍ പി ദേവ്,ചാരുഹാസൻ,മാധവി,സൈനുദ്ദീൻ,എം ജി സോമന്‍,റിസബാവ,സായി കുമാർ,ജോസ് പെല്ലിശ്ശേരി,കലാഭവൻ അൻസാർ ,അബു സലിം,കനകലത,തൃശ്ശൂർ എൽ‌സി സംസ്ഥാനത്ത് തീയേറ്ററുകള്‍ നാളെ തുറക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീയേറ്ററുകളുടെ പ്രവര്‍ത്തനം. ബുധനാ‍‍ഴ്ച മുതല്‍ ഇതരഭാഷാ ചിത്രങ്ങളോടെ പ്രദര്‍ശനം തുടങ്ങും. അടുത്ത മാസമായിരിക്കും മലയാള ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തുക. നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പും 25ന് സുരേഷ് ഗോപിയുടെ കാവലും പ്രദര്‍ശനത്തിന് എത്തും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. തിരുവനന്തപുരം: സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്. ജില്ലയില്‍ ഒരു ഹബ്ബ് രൂപീകരിച്ചാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയേയാണ് ജില്ലകളിലെ ഹബ്ബുകളാക്കിയിരിക്കുന്നത്. ഇതുകൂടാതെ പലയിടത്തും സ്‌പെഷ്യലിസ്റ്റുകളെ റൊട്ടേഷന്‍ അടിസ്ഥാനത്തിലും നിയോഗിക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്‌പോക്കുകളായി പ്രവര്‍ത്തിക്കുന്നു. ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡമാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖാന്തിരവും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടാം. അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്‌പോക്കുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഇ സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇ സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഹബ്ബുകളും സ്‌പോക്കുകളും തയാറാക്കണം. ജനങ്ങള്‍ അതത് ആശുപത്രികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം തേടേണ്ടതാണന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഷെൻ‌സെൻ ബീറ്റർ പ്യൂരിഫിക്കേഷൻ ടെക്നോളജി കമ്പനി, ലിമിറ്റഡ് 2016 ൽ 5 ദശലക്ഷം ആർ‌എം‌ബി രജിസ്റ്റർ ചെയ്ത മൂലധനത്തോടെ സ്ഥാപിതമായി. ജൂലൈ 2019 ൽ ISO9001 ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ പാസായി. പരിസ്ഥിതി സൗഹൃദ പാക്കേജിംഗ്, നെയ്ത തുണിത്തരങ്ങൾ, പൊടിയില്ലാത്ത പേപ്പർ, മറ്റ് ക്ലീനിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, സംസ്കരണം, വിൽപ്പന എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രൊഫഷണൽ ഫാക്ടറിയാണിത്. ഞങ്ങളുടെ പ്രധാന ഉൽപ്പന്നങ്ങളിൽ 100% സൗജന്യ പ്ലാസ്റ്റിക് പരിസ്ഥിതി സംരക്ഷണ പാക്കേജിംഗ് ബാഗുകൾ/ഹാൻഡ്‌ബാഗുകൾ (ശരിക്കും പ്രകൃതിദോഷം, മലിനീകരണം ഇല്ലാത്തത്, വ്യവസായ പൊടിയില്ലാത്ത തുണി പൊടിയില്ലാത്ത പേപ്പർ, പൊടി രഹിത അച്ചടി പേപ്പർ, SMT സ്റ്റീൽ മെഷ് തുടയ്ക്കുന്ന പേപ്പർ, സ്റ്റിക്കി പേപ്പർ, സ്റ്റിക്കി പാഡും വിവിധ ആന്റി സ്റ്റാറ്റിക് ശുദ്ധീകരണ ഉൽപ്പന്നവും. ഈ ഉൽപ്പന്നങ്ങൾ ഓട്ടോമൊബൈൽസ്, എയ്‌റോസ്‌പേസ്, ഹോട്ടലുകൾ, ഭക്ഷ്യ സേവനങ്ങൾ, അച്ചടി വ്യവസായം, ഇലക്ട്രോണിക്സ് വ്യവസായം, മറ്റ് വ്യവസായങ്ങൾ, നിർമ്മാണ വ്യവസായങ്ങൾ എന്നിവയുടെ ശുചീകരണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു. വർഷങ്ങളായി, നിരവധി മികച്ച ഉപഭോക്താക്കളിൽ നിന്ന് ഞങ്ങൾക്ക് പിന്തുണ ലഭിച്ചു പേറ്റന്റ്: ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സവിശേഷമായ ഉൽപാദന പ്രക്രിയയുണ്ട് അനുഭവം: OEM, ODM സേവനങ്ങളിൽ സമ്പന്നമായ അനുഭവം. സർട്ടിഫിക്കറ്റ്: RoHS, SGS സർട്ടിഫിക്കേഷൻ, ISO 9001 സർട്ടിഫിക്കറ്റ് സേവന ടീം: ഒന്നിലധികം ആശയവിനിമയം, സേവന നിലവാരം ഉറപ്പ്, എക്സ്ക്ലൂസീവ് ഉപഭോക്തൃ സേവനം, നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കുക. പിന്തുണ നൽകുക: വ്യവസായ വിവരങ്ങളും സാങ്കേതിക പരിശീലന പിന്തുണയും നൽകുക. ആർ ഡി വകുപ്പ്: R&D ടീമിൽ പ്രൊഡക്റ്റ് ടെക്നീഷ്യൻമാർ, പുതിയ പ്രൊഡക്റ്റ് ഇൻസ്‌പെക്ഷൻ, ഡിസൈനർമാർ എന്നിവ ഉൾപ്പെടുന്നു. ഉത്പാദന ശൃംഖല: 13 വർഷത്തെ വ്യവസായ പരിചയം, ഒരു സമ്പൂർണ്ണ പ്രോസസ്സ് ഉയർന്ന നിലവാരമുള്ള ഉൽപാദന ശൃംഖല, സമ്പൂർണ്ണ പിന്തുണാ സൗകര്യങ്ങൾ, നൽകാംe ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ സേവനങ്ങൾക്കൊപ്പം ഞങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചോ വിലവിവരപ്പട്ടികയെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾക്ക്, ദയവായി നിങ്ങളുടെ ഇമെയിൽ ഞങ്ങൾക്ക് അയയ്ക്കുക, ഞങ്ങൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും. വിലാസം: ബിൽഡിംഗ് രണ്ടാം, ജു യുവാൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ലി ഗാംഗ് റോഡ് സൗത്ത്, ഷാ ജിംഗ് ടൗൺ, ബാവോ-ഒരു ജില്ല, ഷെൻ‌സെൻ, ചൈന. ആദ്യം ഉപഭോക്താവ്. ഗവേഷണ-വികസന പ്രവർത്തനങ്ങളിലും ഓർഡറുകൾ വിതരണം ചെയ്യുന്നതിലും വേഗത്തിലുള്ള പ്രതികരണം (പി‌ഒ സ്ഥിരീകരിച്ചതിന് ശേഷം 15 ദിവസത്തിനുള്ളിൽ സാധാരണ ബസ് എസിയുടെ ഓർഡർ കൈമാറാൻ കഴിയും) ആർ ഡിയിൽ സമർപ്പിച്ചിരിക്കുന്ന, വാഹന എയർ കണ്ടീഷനിംഗ് വ്യവസായത്തിന്റെ നിർമ്മാണവും വിപണനവും, കാറിനുള്ള എസി, റെയിൽ ഗതാഗത വാഹനം, ബസ്, കോച്ച്, ട്രക്ക് റഫ്രിജറേഷൻ എന്നിവ ഉൾപ്പെടുന്നു. 865 പേറ്റന്റുകളിൽ 67 അംഗീകൃത കണ്ടുപിടിത്ത പേറ്റന്റുകൾ ഉൾപ്പെടുന്നു. 8 ആഗോള ഗവേഷണ-വികസന കേന്ദ്രം (യൂറോപ്പിൽ 1 455 എഞ്ചിനീയർമാരിൽ 4 ഡോക്ടർമാർ ഉൾപ്പെടുന്നു. 555720 സെറ്റ് സോങ്‌സെഡ് ബസ് എസി, 163,415 സെറ്റ് ഇ-ബസ് എസി എന്നിവ ആഗോള വിപണിയിൽ സേവനം ചെയ്യുന്നു. ബസ് എസി വ്യവസായത്തിൽ സോങ്‌സ് പ്രധാന പങ്കുവഹിക്കുന്നു. സ്വയം പ്രവർത്തിപ്പിക്കുന്ന ട്രക്ക് റഫ്രിജറേഷൻ യൂണിറ്റ് ഇലക്ട്രിക് ന്യൂ എനർജി ട്രക്ക് റഫ്രിജറേഷൻ റെയിൽ ട്രാൻസിറ്റ് എയർ കണ്ടീഷനിംഗ് സീരീസ് ബസ്, കോച്ച്, സ്കൂൾ എന്നിവയ്ക്കുള്ള എക്കണോമി എയർകണ്ടീഷണർ മിനി, മിഡി സിറ്റി ബസ് അല്ലെങ്കിൽ ടി എന്നിവയ്ക്കുള്ള എയർകണ്ടീഷണർ ഇലക്ട്രിക് ബസിനും സി യ്ക്കുമുള്ള ഇലക്ട്രിക് എയർകണ്ടീഷണർ ഇലക്ട്രിക് ബസിനും സി യ്ക്കുമുള്ള ഇലക്ട്രിക് എയർകണ്ടീഷണർ ഇലക്ട്രിക് മിനിബസിനായുള്ള ഇലക്ട്രിക് എയർകണ്ടീഷണർ a 1998 ൽ സ്ഥാപിതമായ സോങ്‌സ് ഓട്ടോമോബൈൽ എയർ കണ്ടീഷനിംഗ് കോ. 2010 ൽ ഇത് വിജയകരമായി ഷെൻ‌ഷെൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റുചെയ്തു. സ്റ്റോക്ക് ചുരുക്കെഴുത്ത്: സോംഗ്സ്, സ്റ്റോക്ക് കോഡ്: 002454. ഇത് ചൈനീസ് ട്രാൻസ്പോർട്ട് വെഹിക്കിൾ എയർ കണ്ടീഷനിംഗ് വ്യവസായത്തിലെ ആദ്യത്തെ ലിസ്റ്റുചെയ്ത കമ്പനിയായി സോങ്‌സെഡ് മാറുന്നു. ഒരു പ്രീമിയം ബ്രാൻഡായി സോങ്ങ്‌സ് ഓട്ടോമൊബൈൽ എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങൾക്കായി സ്വയം അർപ്പിക്കുന്നു, കൂടാതെ സമീപഭാവിയിൽ അത്യാധുനിക സാങ്കേതിക വിദ്യയും ഇൻ-ഹ processing സ് പ്രോസസ്സിംഗും ഉള്ള ലോകോത്തര വിതരണക്കാരനായി മാറും. ഇലക്ട്രിക്, പരമ്പരാഗത വലിയ, ഇടത്തരം ബസ് എയർകണ്ടീഷണർ, പാസഞ്ചർ കാർ എയർകണ്ടീഷണർ, റെയിൽ ട്രാൻസിറ്റ് എയർകണ്ടീഷണർ, ട്രക്ക് റഫ്രിജറേഷൻ യൂണിറ്റുകൾ, ഇലക്ട്രിക് കംപ്രസർ, വെഹിക്കിൾ എയർകണ്ടീഷണർ സ്പെയർ പാർട്സ് എന്നിവ സോങ്‌സ് ബിസിനസിൽ ഉൾപ്പെടുന്നു. ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം - ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം രാജപുരം: ആമാശയത്തില്‍ ഒരു കിലോ പ്ലാസ്റ്റിക് മാലിന്യവുമായി ആഴ്ചയോളം മരണത്തോട് മല്ലിട്ട പശുവിന് അവസാനം ശസ്ത്രക്രിയയിലൂടെ പുതിയ ജന്മം. പ്ലാസ്റ്റിക് അകത്ത് ചെന്ന് വയര്‍ വീര്‍ത്ത് മരണാസന്ന നിലയിലായ പൂടംകല്ല് പൈനിക്കരയിലെ പേമുണ്ടയില്‍ തോമസിന്റെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയാണ് ഡോക്ടര്‍മാരുടെകഠിന പരിശ്രമത്തിലൂടെകഴിഞ്ഞ ദിവസം ജീവന്‍ നിലനിര്‍ത്തിയത്.തിങ്കളാഴ്ച വൈകുന്നേരത്തൊടെപശു തീറ്റ എടുക്കാതെ അശ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. വയര്‍ വീര്‍ത്ത് വന്ന പശുവിന് ചൊവ്വാഴ്ച രാവിലെ രാജപുരം മൃഗാശുപത്രിയിലെ ഡോക്ടര്‍ ജിജിന്‍ നിര്‍ദ്ദേശിച്ച മരുന്ന് നല്‍കിയെങ്കിലും ഭേദമുണ്ടായില്ല .ബുധനാഴ്ച ഡോക്ടര്‍ വീട്ടില്‍ എത്തി പശുവിനെപരിശോദിച്ച് ഇന്‍ജക്ഷന്‍ നല്‍കി. ഈ ദിവസം തന്നെ രാത്രി കാഞ്ഞങ്ങാട് നിന്ന് ഡോക്ടറും പശുവിനെപരിശോധിച്ചിരുന്നു. വെളളിയാഴ്ച രാത്രി വീണ്ടും നിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ രാജപുരത്തെഡോക്ടര്‍എത്തി പരിശോധിച്ച് ശസ്ത്രക്രിയ വേണമെന്ന് ഉടമയോട്‌നിര്‍ദേശിച്ച് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കാഞ്ഞങ്ങാട് സര്‍ജന്‍ അവധിയായതിനാല്‍ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയര്‍ സര്‍ജന്‍ ഡോക്ടര്‍ എ മുരളീധരന്റെ നിര്‍ദേശ പ്രകാരം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍ഫാബിന്‍, ഡോക്ടര്‍ റോഷന്‍ എന്നിവര്‍ എത്തി രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വയറില്‍അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പശുവിന്റെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. നാല്അറകള്‍ ഉള്ള പശുവിന്റെ ആമാശയത്തില്‍ റൂമെന്‍ എന്ന അറയില്‍ പ്ലാസ്റ്റിക് കുടുങ്ങിക്കിടന്ന നിലയിലായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ.ഫാബിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിനായി 50 മൊബൈല്‍ ഫോണുകള്‍ നല്‍കി. മോഡലുകള്‍ മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു Share2022ല്‍ ആദ്യ ബാച്ച് നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍… വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത് കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും തിരുവനന്തപുരം: കേരളത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയാണ് കെ-റെയില്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുമെന്നും പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം അറിയിച്ചു. അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകല്‍ പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, 15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്പെസിഫിക് ഗ്രാന്റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റായി 1,100 കോടി രൂപയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. തുക ലഭ്യമാക്കാന്‍ ഇടപെടണമെന്നും, ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ചിലവഴിക്കാനുള്ള നിബന്ധനകള്‍ പരമാവധി ഒഴിവാക്കി ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു. നിര്‍ദ്ദിഷ്ട തുറമുഖ ബില്‍, വൈദ്യുതി ബില്‍ എന്നിവയില്‍ ആശങ്ക കേരളത്തിനുണ്ട്. സമാവര്‍ത്തി വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ഔപചാരിക കൂടിയാലോചന നടത്തണം. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. പ്രവാസികള്‍ക്ക് ലഭിക്കേണ്ട ശമ്പളകുടിശ്ശിക, സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ത്വരിതപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കണം. ശബരി റെയില്‍പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് -കാണിയൂര്‍ റെയില്‍പാതയുടെ മൊത്തം ചിലവിന്റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണം. കാക്കനാട് മെട്രോ റെയില്‍ എക്സ്റ്റന്‍ഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്. കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കല്‍ എന്നീ കാര്യങ്ങളില്‍ ഒന്നിച്ചു നീങ്ങണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തിരമായി അനുവദിക്കണം. ബേക്കല്‍ എയര്‍സ്ട്രിപ്പിനുള്ള അനുമതിയും തേടണം. തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പാരിപ്പള്ളി വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന് ഭാരത്മാല ഫെയ്സ് 1 ല്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി നേരത്തെ നല്‍കാന്‍ തയ്യാറായിരുന്ന 50 ശതമാനം ഓഹരി നല്‍കണം. കിനാനൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. പ്രകൃതിദുരന്തം മൂലം തകര്‍ന്ന റോഡുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു Share2022ല്‍ ആദ്യ ബാച്ച് നഴ്‌സുമാരെ ജര്‍മനിയില്‍ എത്തിക്കാനാകുമെന്നു കോണ്‍സില്‍ ജനറല്‍കേരളത്തില്‍നിന്നു ജര്‍മനിയിലേക്കു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച ട്രിപ്പിള്‍ വിന്‍ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍… വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും അതി ദരിദ്രരെ കണ്ടെത്താന്‍ പരിശീലനം നല്‍കി ഉദുമ പഞ്ചായത്ത് കേരളത്തില്‍നിന്നു നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്:് ജര്‍മനിയുമായി ധാരണാപത്രം ഒപ്പുവച്ചു വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധനവ്: ചര്‍ച്ച തുടരുമെന്ന് മന്ത്രി പെരിയ ഇരട്ട കൊലപാതകം പ്രതി ചേര്‍ക്കപ്പെട്ടവരെ മുഴുവനും അറസ്റ്റ് ചെയ്യണം: ഉദുമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രകടനം നടത്തി കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എന്‍ എം ഐ ടി ക്യാംപസില്‍ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള ക്യാന്‍സര്‍ കെയര്‍ ആശുപത്രി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | പ്രവര്‍ത്തന മേഖലകള്‍ സംവിധാനം, തിരക്കഥ, പശ്ചാത്തലസംഗീതം, നിര്‍മ്മാണം, ക്യാമറ അഭിനേതാക്കള്‍, ചിത്രസംയോജനം, ഡിസൈന്‍, ഗാനരചന സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള പ്രത്യേകതരം സോഫ്റ്റവെയറുകൾ ഉപയോഗിക്കുമ്പോൾ, ഇത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ലളിതമായ ഒരു പഠന സംവിധാനം ഉണ്ടാവാൻ സഹായിക്കുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചുമതലകൾ നിർവഹിക്കുന്നതിന് എളുപ്പമാവുകയും അതിലൂടെ അച്ചടക്കം കൈവരുകയും ചെയ്യുന്നു- ഒരു ക്ലാസ് റൂം പരിതസ്ഥിതി എന്ന പോലെ. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇത് അച്ചടക്കം, പഠന ഘടന എന്നിവ സ്ഥാപിക്കുകയും വിദ്യാഭ്യാസ വർഷം തുടരുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഒരു ഓൺലൈൻ ക്ലാസ് റൂം എന്നത് ചിലവില്ലാത്ത കാര്യമാണ് . ഒരു ലാപ്‌ടോപ്പ്– 15 “സ്‌ക്രീൻ, മുൻ ക്യാമറ, മൗസ്, കേൾവി സുഗമമാക്കാൻ മൈക്രോഫോൺ ഉള്ള ഒരു ഹെഡ്‌സെറ്റ് (ഒരു ഫോൺ ഹെഡ്‌സെറ്റ് പോലെ, ഇത് പ്രവർത്തിക്കും). ഇന്റർനെറ്റ് കണക്ഷൻ– ഒരു 4G കണക്ഷൻ മതിയായ ഡാറ്റ സ്പീഡ് നൽകുന്നു. കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടെങ്കിൽ, സമാനമായ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഉപയോഗിക്കുക. പ്രതിദിനം ഉപയോഗിക്കുന്ന ഡാറ്റ (6 മണിക്കൂർ ക്ലാസിന്) ഏകദേശം 4-5 ജിബി (പരമാവധി ആയിരിക്കും. അതിനാൽ, പ്രതിമാസം 150 ജിബിയെങ്കിലും ഡാറ്റ ഉപയോഗവുമുള്ള ഒരു കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് ഒരു ഓൺലൈൻ ക്ലാസ് റൂം നിർമ്മിക്കാൻ രണ്ട് വഴികളുണ്ട്. അതിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് മനസിലാക്കാം. ചുവടെ സൂചിപ്പിച്ച സോഫ്റ്റ്‌വെയറുകൾക്ക് എന്തുചെയ്യാനാകുമെന്ന് കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുന്നതിലൂടെ ഇതെല്ലാം എങ്ങനെയെന്ന് അറിയാൻ സഹായകമാണ്. പരമാവധി ഫലപ്രാപ്തിക്കായി അവ എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്. വെർച്വൽ ജോലിയിലൂടെ ധാരാളം സമയം ലാഭിക്കുന്നു. പക്ഷേ ഒരു അധ്യാപകനോ വിദ്യാർത്ഥിയോ ഫലത്തിൽ കൂടുതൽ പ്രവർത്തിക്കുന്നുവെങ്കിൽ, ജോലി ഇരട്ടിയാകുന്നു. ഞങ്ങൾ ഉപയോഗിക്കുന്ന സോഫ്റ്റവെയർ വെബ്‌പേജുകളിലേക്ക് ഓൺലൈനിൽ പോകുന്നതിന് ചുവടെ സൂചിപ്പിച്ച ലിങ്കുകളിൽ ക്ലിക്കുചെയ്യുക. Google drive– ഡാറ്റ സൂക്ഷിക്കാൻ സഹായിക്കുന്നു. Google ഡോക്സ് ഷീറ്റുകൾ സ്ലൈഡുകൾ- കമ്പോസിംഗ് സോഫ്റ്റ്വെയർ . Google email and calendar– ചുമതലകൾ, ക്ലാസുകൾ മുതലായവ കൈകാര്യം ചെയ്യുന്നതിനുള്ള ഇമെയിലുകളും കലണ്ടറുകളും കൈകാര്യം ചെയ്യാൻ . Google forms– ടെസ്റ്റുകൾ നടത്തുന്നതിന് . Google class room– സ്കൂൾ നിങ്ങൾക്കായി ഇത് സജ്ജമാക്കുന്നു. ഇതിലേക്ക് കടക്കുന്നതിന് മുമ്പ് സജ്ജരാണെങ്കിൽ നിങ്ങൾ ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്‌തിട്ടുണ്ടെന്നും ബാറ്ററി പൂർണമായും ചാർജ് ചെയ്യപ്പെട്ടുവെന്നും ഉറപ്പാക്കുക. വെർച്വലൈസ്ഡ് പരിതസ്ഥിതിയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകരെ സഹായിക്കുന്നതിന് Google സജ്ജീകരിച്ച ഒരു സൗജന്യ സേവനമാണ് Google ക്ലാസ് റൂം ഇതെല്ലാം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതിനുള്ള ഒരു പ്രക്രിയ ഇതിന് ആവശ്യമാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആശയവിനിമയം Google ഡോക്സ്/ Google ഷീറ്റുകൾ/ Google സ്ലൈഡുകൾ/ Gmail/ കലണ്ടർ എന്നിവ വഴി ഒരു പ്ലാറ്റ്ഫോമിലേക്ക് സമന്വയിപ്പിക്കുന്നു. ഒരു സ്വകാര്യ കോഡ് വഴി ക്ലാസ്സിൽ ചേരാൻ വിദ്യാർത്ഥികളെ ക്ഷണിക്കാം. അല്ലെങ്കിൽ ഒരു സ്കൂൾ ഡൊമെയ്‌നിൽ നിന്ന് സ്വപ്രേരിതമായി ക്ലാസിൽ പ്രവേശിക്കാം. അധ്യാപകർക്ക് Google class room-ൽ തന്നെ അസൈൻമെന്റുകൾ വിതരണം ചെയ്യാനും പരിശോധിക്കാനും കഴിയും. ഓരോ ക്ലാസും Google ഡ്രൈവിൽ അതത് വിദ്യാർത്ഥികളുടെ പേരിൽ ഒരു പ്രത്യേക ഫോൾഡർ സൃഷ്ടിക്കാനും അവിടെ വിദ്യാർത്ഥിക്ക് ഒരു അധ്യാപകന്റെ ഗ്രേഡുചെയ്യാനുള്ള ജോലി സമർപ്പിക്കാനും കഴിയും. Google കലണ്ടറിലേക്ക് അസൈൻമെന്റുകളുടെ നിശ്ചിത തീയതികളും ചേർത്തു, ഓരോ അസൈൻമെന്റും ഏത് വിഭാഗത്തിൽ (അല്ലെങ്കിൽ വിഷയം)എന്നിവ ഉൾപ്പെടുത്താം. അധ്യാപകർക്കും ഓരോ വിദ്യാർത്ഥിയുടെയും പഠനം അവലോകനം ചെയ്തുകൊണ്ട് അവരുടെ പുരോഗതി നിരീക്ഷിക്കാൻ കഴിയും. ഗ്രേഡുചെയ്‌തതിനുശേഷം അഭിപ്രായങ്ങളോടൊപ്പം സൃഷ്ടി മടക്കിനൽകാം. ഇത് ഒരു സ്ഥാപനപരമായ സേവനം ആണ്, മാത്രമല്ല മാനേജുചെയ്യാനും എളുപ്പമാണ്. Google ക്ലാസ് റൂമിന്റെ പ്രവർത്തനത്തെക്കുറിച്ച് മതിയായ അറിവുള്ള ഒരു വ്യക്തി ആവശ്യമായി വന്നേക്കാം. സ്കൂളുകളുടെ IT വകുപ്പുകൾ വഴി ഇത് ചെയ്യാൻ കഴിയും. ഇവിടെയാണ് അൽപ്പം സമയം വേണ്ടത്. സജ്ജീകരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം ആവശ്യമാണ്. ഇത് സാവധാനത്തിലും ശ്രദ്ധയോടെയും ചെയ്യുക. പ്രക്രിയ മനസിലാക്കാനും ചെയ്യാനും സമയം കണ്ടെത്തുക . Google ഇമെയിലിൽ നിങ്ങളുടെ സ്കൂളിന്റെ ഇമെയിൽ വിലാസം രജിസ്റ്റർ ചെയ്യുക ജോലിയ്ക്കായി നിങ്ങളുടെ സ്വകാര്യ email ഐഡി ഉപയോഗിക്കരുത്) Google email – ൽ ” for myself” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. “Use my current email address instead”/ നിങ്ങളുടെ സ്കൂൾ വിലാസത്തിൽ ഇടുക. നിങ്ങളുടെ പുതിയ Google അക്കൗണ്ടിലേക്ക് പ്രവേശിക്കുക . നിങ്ങളുടെ ബ്രൗസിംഗ് ട്രാഫിക്കിനൊപ്പം ഒരു ‘do not track’ അഭ്യർത്ഥന അയയ്ക്കുക. iii. അൺചെക്ക് ചെയ്യുക, നിങ്ങളുടെ പേയ്‌മെന്റ് രീതികൾ സംരക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൈറ്റുകളെ അനുവദിക്കുക. വേഗത്തിലുള്ള ബ്രൗസിംഗിനും തിരയലിനുമായി പ്രീലോഡ് പേജുകൾ അൺചെക്ക് ചെയ്യുക. Google drive (ഈ ലിങ്ക് ഉപയോഗിക്കുക) പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഐഡി ഉപയോഗിച്ച് പ്രവേശിക്കുക. Google മീറ്റ് പോലെ തന്നെ ‘സൈൻ ഇൻ’ ചെയ്യുക (ഈ ലിങ്ക് ഉപയോഗിക്കുക) പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഐഡി ഉപയോഗിച്ച് പ്രവേശിക്കുക. Google ഫോമുകളിലേക്ക് പോയി (ഈ ലിങ്ക് ഉപയോഗിക്കുക) പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ നിങ്ങളുടെ ഐഡി ഉപയോഗിച്ച് പ്രവേശിക്കുക. ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ലാപ്‌ടോപ്പ്, ഫോൺ, ടാബ്‌ലെറ്റ് എന്നിവയിൽ Google ഡ്രൈവും Google മീറ്റും ഡൗൺലോഡുചെയ്യുക. Google ഡ്രൈവ്- ലാപ്ടോപ്പുകൾ iPhone Android എന്നിവക്ക്. ലാപ്ടോപ്പുകളിൽ Google മീറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഒരു അപ്ലിക്കേഷനും ഇല്ല. അത് കൊണ്ട് Google Chrome iPhone Android ഏതെങ്കിലും ഉപയോഗിക്കുക. നിങ്ങൾക്ക് മൈക്രോസോഫ്റ്റ് ഓഫീസിലെ ആക്സസ് ലൈസൻസുള്ള പതിപ്പ് ഇല്ലെങ്കിൽ, പകരം ഈ ലിങ്ക് (using this link)ഉപയോഗിച്ച് ഓപ്പൺ ഓഫീസ് ഉപയോഗിക്കുക. ഇത് സൗജന്യവും അതുപോലെ തന്നെ നല്ലതുമാണ്. * പ്രധാന കുറിപ്പ്: ഫയലുകൾ‌ക്കൊപ്പം ഓഫ്‌ലൈനിൽ‌ പ്രവർ‌ത്തിക്കാൻ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, മുകളിൽ‌ സൂചിപ്പിച്ച മൂന്ന്‌ ലിങ്കുകൾ ഉപയോഗിച്ച് നിങ്ങൾ‌ക്ക് Chrome ൽ‌ ചെയ്യാൻ‌ കഴിയും. ഓൺലൈൻ സംവിധാനം ഇപ്പോൾ രൂപീകരിക്കപ്പെട്ടു. ആയതിനാൽ തന്നെ താഴെ തന്നിരിക്കുന്നവ ഉപയോഗിക്കാം വീഡിയോ കോൺഫ്രൻസിനായി Google Meet ഉപയോഗിക്കാം. ഓൺലൈൻ ക്ലാസ്സിനെക്കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം ഉദ്യോഗവും വ്യക്തിപരമായ ജീവിതവും കൂടി ഒരു സ്ഥലത്തേക്ക് ചേർത്ത് ഇണക്കുക എന്നത് അത്ര എളുപ്പമല്ല. ഇതിനാൽ മാനസിക സമ്മർദ്ദം ഉണ്ടാവാം. ജോലിയിലോ വ്യക്തിജീവിതത്തിലോ ശ്രദ്ധിക്കാൻ ബുദ്ധിമുട്ട്, കോപം മുതലായവ നിങ്ങൾക്ക് ചുറ്റും ഉള്ളവരിലേക്കോ, വിദ്യാർത്ഥികളിലേക്കോ നിങ്ങൾ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിനെ തരണം ചെയ്യാൻ ചില വഴികൾ ശീലമാക്കാം. സാധാരണ സ്കൂളിലെന്ന പോലെ തന്നെ ഒരു സ്‌ഥിരമായ ദിനചര്യ ചിട്ടപ്പെടുത്തുക. ജോലിയിലിരിക്കുമ്പോൾ വ്യക്തിപരമായ മറ്റ് കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. അതു പോലെ തന്നെ ജോലി സമയം കഴിഞ്ഞാൽ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. ജോലി സമയത്തെക്കുറിച്ച് കുടുംബത്തിൽ ഉള്ളവർക്കും ഉദ്യോഗസ്ഥർക്കും കൃത്യമായ ചിട്ടയും ധാരണയും നൽകുക. വ്യക്തിഗത ജീവിതത്തിൽ ജോലിയുടെ കടന്നുകയറ്റം ഉണ്ടാവാം. അത് സാധാരണമാണ്. എന്നാൽ അത് നിങ്ങളുടെ മുഴുവൻ സമയവും എടുക്കാതെ നോക്കുക. കഴിവതും ‘വീട്ടിൽ ഒരു ഓഫീസ്’ ജോലിക്കായി മാറ്റിവയ്ക്കുക. വ്യക്തിപരവും ഔദോഗീകവുമായ ജോലികൾ കഴിഞ്ഞ് നിങ്ങൾക്കായി കുറച്ചു സമയം മാറ്റിവയ്ക്കുക. ധാരാളം പാനിയങ്ങൾ/ ശരിയായ ഇടവേളകളിൽ ആഹാരവും കഴിക്കുക. ഇത് വളരെ പ്രാധാന്യം ഏറിയതാണ്. ഓൺലൈൻ ക്ലാസ്സിൽ സംസാരിക്കുമ്പോൾ ക്യാമറയിലേക്ക് നോക്കുക എന്നത് വളരെ പ്രാധാന്യം ഏറിയതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഓരോ കുട്ടിയുമായും നേത്രസമ്പർക്കം പുലർത്താൻ കഴിയും. നിങ്ങളുടെ ലാപ്ടോപിന്റെ ക്യാമറ നിങ്ങളുടെ കണ്ണുകൾക്ക് അനുപാതത്തിൽ ആയിരിക്കണം ക്യാമറ താഴ്ന്നിരുന്നാലും മുകളിൽ ആവാതെ ശ്രദ്ധിക്കുക) മറ്റുള്ളവരുടെ ശ്രദ്ധക്ക് ഇത് കൂടുതൽ സഹായം ആവും. ലാപ്ടോപ് ക്യാമറയിൽ നിന്നും കഴിവതും ഒന്നരയടി അകലം പാലിക്കാൻ ശ്രദ്ധിക്കുക. നിങ്ങളെ വീക്ഷിക്കുന്ന ആളുകൾക്ക് നിങ്ങളുടെ ചലനവും, മുഖവും കാണാൻ സാധിക്കും വിധം ഇരിക്കുക. ഓൺലൈൻ ക്ലാസുകളിൽ രണ്ടു തലമുറകളുടെ അന്തരം ഉണ്ട് ഒരു ഭാഗത്തു ടെക്നോളജിയുടെ അറിവില്ലായ്മയും മറുഭാഗത്ത് ക്ഷമയില്ലായ്മയും കണ്ടുവരുന്നു. ഈ വ്യത്യാസം കുറയ്‌ക്കുകന്നതിന് ഓൺലൈൻ സംവിധാനം കൂടുതൽ സുഖമമാക്കണം. ഇതിനായി ചില ഗെയിംസ് അധ്യാപകർക്കും കുട്ടികൾക്കും ഇടയിൽ നടത്താവുന്നതാണ്. കുറച്ചു ഉദാഹരണങ്ങൾ ഇതിൽ ചിലത് 18വയസിന് മുകളിൽ ഉള്ളവർക്ക് ഉള്ളതാണ്) ഇത് ഒരു പുതിയ സംവിധാനമാണ്. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അത് കാലക്രമേണ പരിഹരിക്കപ്പെടാവുന്നതാണ്. പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. എന്തെങ്കിലും പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ചുമതലപ്പെട്ടവരെ അറിയിക്കുക. ക്ലാസുകൾക്കിടയിൽ പരാതികൾ കൊണ്ടുവരാതിരിക്കുക. ഈ അനിശ്ചിത കാലഘട്ടത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലാക്കുക. എന്നിരുന്നാലും നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ ഇതിനെ താരതമ്യേന നന്നായി മറിക്കടക്കാനാവും. സൈബർ സുരക്ഷ നിയമങ്ങളും സൈബർ നീതിയും പാലിക്കുക. അധ്യാപകരുടെയോ വിദ്യാർത്ഥികളുടെയോ അനുവാദമില്ലാതെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ എടുക്കരുത്. ഓൺലൈനിലൂടെ മറ്റുള്ളവരെ കളിയാക്കുകയോ മോർഫ് ചെയ്ത ചിത്രങ്ങൾ ഷെയർ ചെയ്യുകയോ ചെയ്താൽ നിങ്ങൾ ഒരു സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാവുകയാണെന്നോർക്കുക. പരിശോധിച്ചറിഞ്ഞതിന് ശേഷം മാത്രം വ്യക്തിഗത വിവരങ്ങൾ നൽകുക. നിങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി ഓൺലൈൻ ബന്ധം അരുത്. അവരിൽ പലരും യഥാർത്ഥ വിവരങ്ങളല്ല നല്കുന്നത് . ഓൺലൈനിലൂടെ ആരെയെങ്കിലും കളിയാക്കുന്നത് (cyber bullying ശിക്ഷാർഹമായ ഒരു ക്രിമിനൽ കുറ്റമാണ്. പഠനം തുടങ്ങുന്നതിന് മുമ്പായി സ്വയം ഊർജ്ജസ്വലരാവുക. ഓരോ പതിനഞ്ച് മിനിറ്റിലും ദീർഘ ശ്വാസം എടുത്ത് വിശ്രമിക്കുക. നിങ്ങൾ ക്ലാസ് മുറിയിലെ പോലെ തന്നെ പ്രാധാന്യത്തോടും, ഉത്തരവാദിത്വത്തോടും കൂടി ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുക. നിങ്ങളുടെ അധ്യാപകരും പഠിക്കുന്ന വിഷയങ്ങളും ഒന്നുതന്നെ. പഠനരീതി മാത്രമാണ് മാറിയിരിക്കുന്നത്. ഇരിക്കുമ്പോൾ നിങ്ങളുടെ ശരീരം ശരിയായ രീതിയിലായിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പഠനമുറിയിലെ മറ്റെല്ലാ ഗാഡ്‌ജെറ്റുകളും നീക്കംചെയ്യുക. നിങ്ങൾക്ക് സ്കൂളുകളിലേക്കും കോളേജുകളിലേക്കും കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മടങ്ങാനാവുമെന്ന് മനസിലാക്കുക. നിങ്ങളുടെ ഗാഡ്ജെറ്റിൽ ഒരു വെള്ളച്ചാട്ടം വനം പോലെയുള്ള മനോഹരമായ വാൾപേപ്പറുകൾ സൂക്ഷിക്കുക. ക്ലാസ് കഴിഞ്ഞാലുടൻ, എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും കുറച്ച് സമയം വിട്ടു നിൽക്കുക. നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമം നൽകി പരിപാലിക്കുക. നിങ്ങൾ ക്ലാസ്സിൽ പോകുമ്പോൾ ശരിയായ മുന്നൊരുക്കത്തോടെയാണ് പോകുന്നതെന്ന് ഉറപ്പിക്കുക. ക്ലാസിനു മുന്നോടിയായി മനസ്സിനെ ശാന്തമാക്കുക. ക്ലാസ്സെടുക്കാൻ നല്ല രീതിയിൽ തയ്യാറെടുക്കുക. അതു നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും. ചെറിയ സംഭവങ്ങൾ നിങ്ങൾക്ക് പിരിമുറുക്കമുണ്ടാകുവാൻ അനുവദിക്കരുത്. തുറന്ന മനസ്സോടെ വിമർശനങ്ങളെ എടുക്കുക. നല്ല വിഷയങ്ങൾ ഉൾക്കൊള്ളുക, മറ്റുള്ളവയെ അവഗണിക്കുക. പിന്തുണ ആവശ്യമെന്ന് തോന്നുന്നെങ്കിൽ അതിനായി ശ്രമിക്കുക. പഠിപ്പിക്കുന്നതിനും വീട്ടിലെ ജോലികൾ ചെയുന്നതിനുമിടയിൽ ആവശ്യമായ ഇടവേള എടുക്കണം. സ്വന്തം കാര്യം ശ്രദ്ധിക്കുന്നതിനാവശ്യമായ സമയം ഉറപ്പാക്കണം. അധ്യാപനത്തിനായി ശ്രമിക്കുമ്പോൾ അവർ കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതിനാൽ കുടുംബത്തിനായും സ്കൂളിനായും സമയം അനുവദിക്കുന്നതിന് പുറമെ അവർക്കായി മാത്രം സമയം നൽകുക. അധ്യാപകർ ഓൺ‌ലൈനിൽ പഠിപ്പിക്കുന്നത് ഒരു പ്രയാസമുള്ള ജോലിയാണെന്ന് മനസിലാക്കുക, അവരും മറ്റുള്ളവരെപോലെ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നവരാണ്. അവരും വീട്ടിൽ ജോലിചെയ്യുന്നുണ്ടെന്ന കാര്യം ഓർമ്മിക്കുക. അവരെ പിന്തുണയ്ക്കുക, കാരണം നാം ഒരുമിച്ച് എല്ലാം നേരിടേണ്ടതുണ്ട്. ക്ലാസുകൾ അവരുടെ രീതിയിൽ നടത്താൻ അധ്യാപകർക്ക് സൗകര്യം നൽകുക. നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ മെയിൽ ചെയ്യുക. അദ്ധ്യാപനത്തിൽ എന്തെങ്കിലും അഭാവം കണ്ടെത്തുകയാണെങ്കിൽ കുട്ടിയുടെ ഹോം സ്കൂളിൽ പ്രവേശിക്കാൻ നിങ്ങൾക്ക് എല്ലായ്പ്പോഴും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇത് ഒരുമിച്ച് ചെയ്യുന്നതിലൂടെയും പരസ്പരം പിന്തുണയ്ക്കുന്നതിലൂടെയും നിങ്ങൾ ചെയ്യുന്നത് നമ്മുടെ കുട്ടികളെ സഹായിക്കുന്നു എന്നതാണ്. നിങ്ങൾ‌ അദ്ധ്യാപകരെ തരംതാഴ്ത്തുമ്പോൾ‌, ചുറ്റുമുള്ള ആളുകളിൽ‌ നിങ്ങൾ‌ക്കുള്ള ബഹുമാനം നഷ്‌ടപ്പെടും എന്നോർക്കുക. കോതമംഗലം: ആലുവ-മൂന്നാര്‍ പൈതൃകപാത തുറന്നുകിട്ടിയാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ക്കു മാത്രമല്ല, കേരളത്തിന്‍റെ ടൂറിസം വികസനത്തിനു തന്നെ പുതിയ മുഖഛായ ലഭിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇക്കാര്യം വിവിധ ജനപ്രതിനിധികള്‍ പലഘട്ടങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ കോടതികളിലും വിഷയം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കുട്ടമ്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ അര ലക്ഷത്തിലധികം ജനങ്ങള്‍ക്കു തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും കാര്‍ഷികോത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിനും പാതയുടെ പുനരുദ്ധാരണം സഹായകമാകുമെന്ന് എംഎല്‍എമാരായ എം.എം. മണി (ഉടുമ്പന്‍ചോല ആന്‍റണി ജോണ്‍ (കോതമംഗലം എ. രാജ (ദേവികുളം) എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ ഈ മേഖലയിലുള്ളവര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍, നിലവാരമുള്ള വിദ്യാഭ്യാസം എന്നിവയ്ക്കും പ്രയോജനം ചെയ്യും. ഇപ്പോഴത്തെ ആലുവ-മൂന്നാര്‍ റോഡില്‍ (കൊച്ചി -മധുര ദേശീയപാത) കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും വര്‍ഷകാലത്തെ മണ്ണിടിച്ചിലും വാഹനപ്പെരുപ്പവും അപകടങ്ങളുമെല്ലാം ഗതാഗതത്തിനു തടസമാണ്. ഈ പാതയ്ക്കു സമാന്തര പാതയെന്ന നിലയില്‍ രാജപാതയുടെ പുനരുദ്ധാരണം അനിവാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോതമംഗലത്തുനിന്നു രാജപാതയിലൂടെയുള്ള മൂന്നാര്‍ യാത്രയില്‍, കാഴ്ചയുടെ വിരുന്നൊരുക്കാന്‍ പലതുണ്ട്. പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം ഈ പാതയിലാണ്. ഇടമലയാര്‍, പൂയംകുട്ടി പുഴകളുടെ സംഗമസ്ഥാനമായ ആനക്കയം, പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍, കണ്ടംപാറ, പ്രാവ്കുത്ത്, പീണ്ടിമേട് വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ നദികള്‍ എന്നിവയെല്ലാം ഇതുവഴി പോകുന്നവര്‍ക്കു നയനാനന്ദം പകരുന്ന കാഴ്ചകളാണ്. മരങ്ങള്‍ക്കിടയിലൂടെയുള്ള യാത്രാനുഭവവും വ്യത്യസ്തമാണ്. വനമേഖലയോടു ചേര്‍ന്നുള്ള പഴയ രാജപാതയുടെ പുനരുദ്ധാരണം ഈ മേഖലയിലെ ആയിരക്കണക്കിന് ആദിവാസികള്‍ക്കും നേട്ടമാകും. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ 28 കോളനികളിലെ 4,638 പേര്‍ ഉള്‍പ്പെടെ 15,000 ത്തോളം ആദിവാസി, ഗോത്രവിഭാഗക്കാര്‍ക്കു ഗുണം ചെയ്യുന്നതാകും പാതയുടെ നവീകരണം. കുട്ടമ്പുഴ പഞ്ചായത്തില്‍ 1,510 ആദിവാസി കുടുംബങ്ങളിലായി 5,000 ത്തോളം പേര്‍ താമസിക്കുന്നുണ്ട്. മാങ്കുളം പഞ്ചായത്തിലെ 13 ആദിവാസി കേന്ദ്രങ്ങളിലായി 2,914 ഉം അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടിയില്‍ 285 കുടുംബങ്ങളിലായി 836 പേരും താമസക്കാരായുണ്ട്. രാജപാത ഗതാഗതയോഗ്യമാക്കാനായാല്‍ ഇവരുടെ സാമൂഹ്യ, സാമ്പത്തിക ജീവിതക്രമത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. വനസംരക്ഷണ നിയമത്തിന്‍റെ പേരില്‍, ആലുവ -മൂന്നാര്‍ രാജപാതയില്‍ പൂയംകുട്ടി ഭാഗത്തു മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ അധികൃതര്‍ വഴി കെട്ടിയടച്ചിരിക്കുകയാണ്. ഒരുകാലത്ത് കര്‍ഷകരും ആദിവാസികളും പൊതുവഴിയായി ഉപയോഗിച്ചിരുന്ന വഴിയാണിത്. രാജപാതയില്‍ കോതമംഗലം മുതല്‍ പൂയംകുട്ടി വരെ 27 കിലോമീറ്റര്‍ ദൂരം ആധുനിക നിലവാരത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ഭാഗത്തു കല്ലു വിരിച്ച പാതയാണ്. പാലങ്ങള്‍ക്കു പകരം കല്ലുകള്‍ നിരത്തിയുള്ള ചപ്പാത്തുകളാണ് ഇവിടെയുള്ളത്. വനത്തില്‍നിന്നു ശേഖരിച്ച ഈറ്റയും മുളയും ലോറികളില്‍ ഈ വഴിയിലൂടെ കൊണ്ടുപോയിരുന്നു. കുറത്തിക്കുടി, മേട്‌നാപ്പാറക്കുടി, ഞണ്ടുകുളം ആദിവാസി മേഖലകളിലുള്ളവര്‍ തങ്ങളുടെ കാര്‍ഷിക ഉത്പന്നങ്ങളും തേനും മറ്റും വില്‍ക്കാന്‍ ഈ വഴി ഉപയോഗിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വനം വകുപ്പ് അടച്ചുകെട്ടിയിട്ടുള്ളത്. ഈ പാത തങ്ങളുടെ അധീനതയിലുള്ള പാതയല്ലെന്നു വനം വകുപ്പുതന്നെ സമ്മതിക്കുന്ന രേഖകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്‍റ് ഷാജി പയ്യാനിക്കലിനു ലഭിച്ച രേഖകളില്‍ ഇതു വ്യക്തമാണ്. പൂയംകുട്ടി മുതല്‍ പീണ്ടിമേട്- തോളുനട- കുഞ്ചിയാര്‍ വഴിയുള്ള രാജപാത, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ചതല്ലെന്നു മലയാറ്റൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇതില്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള വഴി വനം വകുപ്പ് കെട്ടിയടച്ചതിലെ യുക്തിയും അനൗചിത്യവും കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പഴയ രാജപാത ഗതാഗത യോഗ്യമാക്കുന്നതു പരിസ്ഥിതിയുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥയ്ക്കു തടസമാകുമെന്ന് ഒരു വിഭാഗം പരിസ്ഥിതി പ്രേമികള്‍ വാദിക്കുന്നുണ്ട്. പാത പുനരുദ്ധരിക്കുമ്പോള്‍ മരങ്ങള്‍ വെട്ടിക്കളയേണ്ടിവരുമെന്നും അതു പരിസ്ഥിതിക്കു ദോഷമാകുമെന്നും പാതയ്ക്ക് എതിര്‍പ്പുന്നയിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരോടു ചേര്‍ന്ന് ഇവരും ചൂണ്ടിക്കാട്ടുന്നു. ഈ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണു പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നത്. വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. നേര്യമംഗലം-കല്ലാര്‍കുട്ടി, കുളമാവ്- പൈനാവ്, പമ്പ-ഗവി, വാഴച്ചാല്‍-മലക്കപ്പാറ റോഡുകളെല്ലാം വന്യജീവികളുടെ സമീപ്യമുള്ള മേഖലകളിലെ പൊതുപാതകളാണ്. ഇവിടത്തുകാര്‍ വനത്തോടും വന്യജീവികളോടും ഇടപഴകിയും പ്രകൃതിയെ സ്‌നേഹിച്ചും ജീവിക്കുന്നവരാണെന്നും പ്രദേശവാസികള്‍ പറയുന്നു. രാജപാത 15 കിലോമീറ്റര്‍ മാത്രമാണു വനത്തിനുള്ളിലൂടെ കടന്നുപോകുന്നത്. പൂയംകുട്ടി മുതല്‍ പീണ്ടിമേട് വരെയുള്ള ഏഴു കിലോമീറ്റര്‍ പൂയംകുട്ടി ജലവൈദ്യുതി പദ്ധതിക്കായി നേരത്തെ കെഎസ്ഇബി പുനരുദ്ധരിച്ചിരുന്നു. മാങ്കുളത്തുനിന്നു മൂന്നാര്‍ വരെ 13 കിലോമീറ്റര്‍ കല്ലാര്‍ എസ്‌റ്റേറ്റിന്‍റെ ഭാഗമായ തേയില തോട്ടങ്ങളാണ്. നിലവിലുള്ള ആലുവ-മൂന്നാര്‍ പാതയ്ക്കു പകരമായി പഴയ രാജപാത പുനരുദ്ധരിച്ചാല്‍ യാത്രയില്‍ 20 കിലോമീറ്ററിന്‍റെ കുറവുണ്ടാകും. ഇരുവശങ്ങളിലേക്കുമായി 40 കിലോമീറ്റര്‍. ദിവസേന അഞ്ഞൂറിലധികം വാഹനങ്ങള്‍ പോകുന്ന ഈ റൂട്ടില്‍ കുതിച്ചുയരുന്ന ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഇന്ധനലാഭം ചെറുതല്ല. ഒരു വാഹനത്തിന് ശരാശരി ഇന്ധനക്ഷമത കണക്കാക്കിയാല്‍ 20 കിലോമീറ്റര്‍ യാത്രയ്ക്ക് 120 രൂപ ചെലവാകും. ഇരുവശങ്ങളിലേക്കുമുള്ള യാത്രയില്‍ 240 രൂപ. ഇത്രയും രൂപയും ഇന്ധന ഉപയോഗവും കുറയ്ക്കാന്‍ രാജപാതയിലൂടെയുള്ള യാത്ര സഹായകമാകും. ഇന്ധന ഉപയോഗം കുറയ്ക്കുന്നതു പരിസ്ഥിതിയോടു ചെയ്യുന്ന സേവനം കൂടിയായി കണക്കാക്കാം. ആലുവ-മൂന്നാര്‍ രാജപാതയുടെ നവീകരണത്തിനു ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയാറാക്കാന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാത പുനര്‍നിര്‍മിച്ചു സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. രാജപാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി ജോണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായി മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് തുറക്കണമെന്നാവശ്യപ്പെട്ടു നിരവധി നിവേദനങ്ങള്‍ ലഭിച്ചതായും ഇതിന്‍റെ അടിസ്ഥാനത്തിലാണു വനം വകുപ്പുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുരിക്കാശേരി കുളത്തിൽ വീണ് പിഞ്ചുബാലൻ മരിച്ചു. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ പെരുമറ്റത്തിൽ സജി ശില്പ ദന്പതികളുടെ മക ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യ പ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന 24 ഇടുക്കി ടൂറിസംപാക്കേജ് നടപ്പിലാക്കണം: ഏരിയ സമ്മേളനം ചെറുതോണി: ഇടുക്കി ടൂറിസം ട്രയാങ്കിൾ പദ്ധതി നടപ്പിലാക്കണമെന്ന് സിപിഎം ഇടുക്കി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക് കട്ടപ്പന: ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) വിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ അടിമാലി: പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് അടിമാലി ബ്ല തൊഴിലുറപ്പു പദ്ധതികൾ കാർഷിക മേഖലക്ക് പ്രാധാന്യം നൽകി നടപ്പാക്കണമെന്ന് രാജാക്കാട്: കാർഷിക മേഖലക്കും ക്ഷീരമേഖലക്കും പ്രാധാന്യം നൽകി തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണമെന്ന ആവശ്യ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം വർധിപ്പിക്കണം: കെസിവൈഎം കരിന്പൻ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വർധിപ്പിക്കണമെന്ന് കെസിവൈഎം ഇടുക് മൂന്നാർ: തദ്ദേശഭരണകൂടത്തിന്‍റെ നിർദേശങ്ങൾ പാലിക്കാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതായി ആക്ഷേപം. ഇരട്ടയാർ: കെട്ടിട നിർമാണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ ഉപേക്ഷിച്ചയാളിൽ നിന്നും ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് 5000 രൂപ എഴുകുംവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കണമെന്ന് എഴുകുംവയൽ: നെടുംങ്കണ്ടം, ഇരട്ടയാർ, പാന്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി എഴുകുംവയൽ കേന രാജകുമാരി: മുരിക്കുംതൊട്ടി മരിയഗൊരേത്തി പള്ളിയുടെ കിഴിലുള്ള പൂപ്പാറ വേളാങ്കണ്ണി മാത പള്ളിയിൽ അമലോത്ഭവ തിരുനാളിന കട്ടപ്പന: ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്‍ കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമല ദേവാലയത്തിൽ കോവിഡ് മൂലം നിർത്തി വച്ചിരുന്ന ആദ മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ സന്ദർശിച്ചു കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ തുറന്നുവിട്ടതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തി സാ തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി വാരാഘോഷത്തിന്‍റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം സംഘടിപ്പിച് ഡാം ഡീ കമ്മീഷൻചെയ്യണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ: സംസ്ഥാനത്തെ ആറുജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യാൻ നടപ തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ സമരം സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് യുഡിഎഫ് ജില്ലാ ച തൊടുപുഴ: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവ ലയണ്‍സ് ക്ലബ് കോവിഡ് റാലി നടത്തി തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ കോവിഡ് മഹാമാരിക്കെതിരെ ഒരു മഹായുദ്ധം എന്ന മുദ്രാവാക്യവുമായി ഡിസ്ട്രിക്ട് 318 സി കാളിയാർ: ലോക എയ്ഡ്സ് ദിനത്തിന്‍റെ ഭാഗമായി കാളിയാർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് സോഷ്യൽ വർക ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ തൊടുപുഴ: ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് തൊടുപ സെന്‍റ് ജോസഫ്സ് സ്കൂളിൽ സെമിനാർ നടത്തി പെരുന്പിള്ളിച്ചിറ: സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ സദ്ഗമയയുടെ നേതൃത്വത്തിൽ സ്കൂൾ ഹെൽത്ത് ക്ലബ് ഉദ്ഘാടനവും സെമിനാറും നടത തൊടുപുഴ: ജനദ്രോഹപരമായ മാസ്റ്റർപ്ലാൻ അടിച്ചേൽപ്പിച്ച ശേഷം ഇതിന്‍റെ പാപഭാരം മറ്റുള്ളവരുടെ മേൽ വച്ചുകെട്ടാനുള്ള മു തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിവാദം കൂടുതൽ കൊഴുക്കുന്നു. തൊടുപുഴ: പ്രതിപക്ഷ ജീവനക്കാരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കാനും ജീവനക്കാർക്കു ലഭിക്കേണ്ട അർഹമായ പ്രമോഷൻ ത തൊടുപുഴ: ഉദ്യോഗസ്ഥരുടെ പീഡനം മൂലം തൊടുപുഴയിലെ വ്യാപാരികൾ ബുദ്ധിമുട്ടുന്നതായി മർച്ചന്‍റ്സ് അസോസിയേഷൻ ആരോപിച ഇടുക്കി: അഞ്ചു ജില്ലകളിലായി 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർ തൊടുപുഴ: അശാസ്ത്രീയമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് ഈ ദുരിതത്തിന് അറുതിയില്ലേ? അക്കരെയിക്കരെ യാത്ര തോണിയിൽ തൊടുപുഴ: മഹാപ്രളയത്തിൽ തകർന്ന ഒളമറ്റം കന്പിപ്പാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം നിർമിക്കുമെന്ന വാഗ്ദാനം ചുവപ്പു നാ ഇനി കുരുക്കഴിയും കാഞ്ഞാർ പാലത്തിന് ആധുനിക നടപ്പാത കാഞ്ഞാർ: കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമിക്കാൻ മൂന്നു കോടിയുടെ എസ്റ്റിമേറ്റ് തയാറായി. തൊടുപുഴ-പുളിയൻമല, എ പ്രളയത്തിൽ തകർന്ന ചിറ്റൂർ-മടക്കത്താനം കന്പിപ്പാലം പുനർ നിർമിക്കാനും ഇതു വരെ നടപടിയുണ്ടായിട്ടില്ല. ഇടുക്കി-എറണാകു ജില്ലാ ഒളിന്പിക് ഗെയിംസ് സംഘാടകസമിതി രൂപീകരിച്ചു തൊടുപുഴ: ജില്ലാ ഒളിന്പിക് ഗെയിംസിന്‍റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടിപ്പർ പിന്നിലിടിച്ചു; നിയന്ത്രണം വിട്ട കാർ മറിഞ്ഞു മുട്ടം: ലോഡ് കയറ്റിവന്ന ടിപ്പർ പിന്നിലിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദന്പതികൾ പ തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ തൊടുപുഴ: വികസനത്തിന്‍റെ പേരു പറഞ്ഞു രൂപകൽപന ചെയ്ത ജനദ്രോഹപരമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കേ തൊടുപുഴ: ഓണ്‍ലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രേരിതമായി ഓഫീസ് അറ്റന്‍റർമാരുടെ പ്രമോഷൻ ക്വോ റിപ്പോർട്ട് തള്ളണം: അഗ്രി. അസിസ്റ്റന്‍റ്സ് അസോ. തൊടുപുഴ: കൃഷിവകുപ്പ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിഎസ് ഡേറ്റമേഷൻ കന്പനി തയാറാക്കിയ കരട് റിപ്പോർട്ട് ് തള്ളിക്ക തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിൽ കരിമണ്ണൂർ: മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ രണ്ടാം റീച്ച് പൂർത്തീകരിക്കണമെന്ന് സിപിഎം കരിമണ്ണൂർ ഏരിയ സമ്മേളനം പ്ര ഇടുക്കി: 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സന്പൂർണ കേൾവി കോക്ലിയർ ഇംപ്ലാന്‍റ് തൊടുപുഴ: സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെയും ജെസിഐ തൊടുപുഴ ടൗണിന്‍റെയും നേതൃത്വത്തിൽ എയ്ഡ്സ് ദിനമാചരിച്ചു. ബലൂണ തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയവും ജനോപകാര പ്രദമല്ലാത്തതുമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സ കരം അടയ്ക്കാനാവുന്നില്ല: ഭൂ ഉടമകൾ ദുരിതത്തിൽ തൊടുപുഴ: കാരിക്കോട് വില്ലേജിൽ മുനിസിപ്പൽ പ്രദേശത്തെ റീസർവേ നടപടികൾ പൂർത്തിയായെങ്കിലും ഇവിടെയുള്ള ഭൂമിക്ക് കരം ഉദ്ഘാടകയായി അന്ധവിദ്യാർഥി: ചടങ്ങ് വേറിട്ട അനുഭവമായി മുട്ടം: ശങ്കരപ്പിള്ളി സിബിഗിരി പളളിക്ക് എതിർവശത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഇടുക്കി ഗോൾഡ് ഹോട്ടലിന്‍റെ ഉദ്ഘാടനം നെടുങ്കണ്ടം: പട്ടയമില്ലാത്തതിനാൽ നെടുങ്കണ്ടം ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിൽ നിർമിച്ച വീട വിഷൻ അടിമാലി പദ്ധതിയുടെ നിർമാണം തുടങ്ങി അടിമാലി: അടിമാലി ടൗണിനെ കാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതിയുടെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. പ പെരുവന്താനം വെറ്ററിനറി ഡോക്ടറുടെ സേവനം ലഭിക്കാതെ പെരുവന്താനത്തെ കർഷകർ വലയുന്നു. മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ടെ തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടത്താൻ മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്ന് നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്താൻ മുൻ പഞ്ചായത്തു ഭരണസമിത തീക്കട്ടയിൽ ഉറുന്പ്! കോടതിയുടെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി റോഡു നിർമിച്ചു ഉപ്പുതറ: പീരുമേട്ടിൽ കോടതി സമുച്ചയത്തിനായി അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമിച്ചു. അഞ്ചു വർഷം മുന്പ മുരിക്കാശേരി കുളത്തിൽ വീണ് പിഞ്ചുബാലൻ മരിച്ചു. പെരിഞ്ചാംകുട്ടി ചെന്പകപ്പാറ പെരുമറ്റത്തിൽ സജി ശില്പ ദന്പതികളുടെ മക ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യ പ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ചെറുതോണിയിൽ നടത്തുന്ന 24 ഇടുക്കി ടൂറിസംപാക്കേജ് നടപ്പിലാക്കണം: ഏരിയ സമ്മേളനം ചെറുതോണി: ഇടുക്കി ടൂറിസം ട്രയാങ്കിൾ പദ്ധതി നടപ്പിലാക്കണമെന്ന് സിപിഎം ഇടുക്കി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇടുക് കട്ടപ്പന: ഇടുക്കി ജില്ലാ പ്രോജക്ട് ആൻഡ് കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) വിന്‍റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ അടിമാലി: പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകാൻ ലക്ഷ്യമിട്ട് അടിമാലി ബ്ല തൊഴിലുറപ്പു പദ്ധതികൾ കാർഷിക മേഖലക്ക് പ്രാധാന്യം നൽകി നടപ്പാക്കണമെന്ന് രാജാക്കാട്: കാർഷിക മേഖലക്കും ക്ഷീരമേഖലക്കും പ്രാധാന്യം നൽകി തൊഴിലുറപ്പ് പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കണമെന്ന ആവശ്യ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം വർധിപ്പിക്കണം: കെസിവൈഎം കരിന്പൻ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം വർധിപ്പിക്കണമെന്ന് കെസിവൈഎം ഇടുക് മൂന്നാർ: തദ്ദേശഭരണകൂടത്തിന്‍റെ നിർദേശങ്ങൾ പാലിക്കാതെ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതായി ആക്ഷേപം. ഇരട്ടയാർ: കെട്ടിട നിർമാണാവശിഷ്ടങ്ങളും മറ്റും റോഡരികിൽ ഉപേക്ഷിച്ചയാളിൽ നിന്നും ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് 5000 രൂപ എഴുകുംവയൽ പ്രാഥമിക ആരോഗ്യ കേന്ദ്രം യാഥാർഥ്യമാക്കണമെന്ന് എഴുകുംവയൽ: നെടുംങ്കണ്ടം, ഇരട്ടയാർ, പാന്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി എഴുകുംവയൽ കേന രാജകുമാരി: മുരിക്കുംതൊട്ടി മരിയഗൊരേത്തി പള്ളിയുടെ കിഴിലുള്ള പൂപ്പാറ വേളാങ്കണ്ണി മാത പള്ളിയിൽ അമലോത്ഭവ തിരുനാളിന കട്ടപ്പന: ലൈറ്റ് ആന്‍ഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്‍ കട്ടപ്പന: ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമല ദേവാലയത്തിൽ കോവിഡ് മൂലം നിർത്തി വച്ചിരുന്ന ആദ മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ സന്ദർശിച്ചു കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് രാത്രിയിൽ തുറന്നുവിട്ടതിനെത്തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാറിലെത്തി സാ തൊടുപുഴ: അന്താരാഷ്ട്ര ഭിന്നശേഷി വാരാഘോഷത്തിന്‍റെ ഭാഗമായി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണം സംഘടിപ്പിച് ഡാം ഡീ കമ്മീഷൻചെയ്യണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തൊടുപുഴ: സംസ്ഥാനത്തെ ആറുജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനു മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യാൻ നടപ തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ സമരം സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് യുഡിഎഫ് ജില്ലാ ച തൊടുപുഴ: അഞ്ചര ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്കിന്‍റെ അടിഭാഗം തകർന്ന നിലയിൽ. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവ ലയണ്‍സ് ക്ലബ് കോവിഡ് റാലി നടത്തി തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ കോവിഡ് മഹാമാരിക്കെതിരെ ഒരു മഹായുദ്ധം എന്ന മുദ്രാവാക്യവുമായി ഡിസ്ട്രിക്ട് 318 സി കാളിയാർ: ലോക എയ്ഡ്സ് ദിനത്തിന്‍റെ ഭാഗമായി കാളിയാർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് സോഷ്യൽ വർക ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരൻ തൊടുപുഴ: ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനാണെന്ന് തൊടുപ സെന്‍റ് ജോസഫ്സ് സ്കൂളിൽ സെമിനാർ നടത്തി പെരുന്പിള്ളിച്ചിറ: സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ സദ്ഗമയയുടെ നേതൃത്വത്തിൽ സ്കൂൾ ഹെൽത്ത് ക്ലബ് ഉദ്ഘാടനവും സെമിനാറും നടത തൊടുപുഴ: ജനദ്രോഹപരമായ മാസ്റ്റർപ്ലാൻ അടിച്ചേൽപ്പിച്ച ശേഷം ഇതിന്‍റെ പാപഭാരം മറ്റുള്ളവരുടെ മേൽ വച്ചുകെട്ടാനുള്ള മു തൊടുപുഴ: നഗരസഭയുടെ കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച വിവാദം കൂടുതൽ കൊഴുക്കുന്നു. തൊടുപുഴ: പ്രതിപക്ഷ ജീവനക്കാരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കാനും ജീവനക്കാർക്കു ലഭിക്കേണ്ട അർഹമായ പ്രമോഷൻ ത തൊടുപുഴ: ഉദ്യോഗസ്ഥരുടെ പീഡനം മൂലം തൊടുപുഴയിലെ വ്യാപാരികൾ ബുദ്ധിമുട്ടുന്നതായി മർച്ചന്‍റ്സ് അസോസിയേഷൻ ആരോപിച ഇടുക്കി: അഞ്ചു ജില്ലകളിലായി 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർ തൊടുപുഴ: അശാസ്ത്രീയമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് ഈ ദുരിതത്തിന് അറുതിയില്ലേ? അക്കരെയിക്കരെ യാത്ര തോണിയിൽ തൊടുപുഴ: മഹാപ്രളയത്തിൽ തകർന്ന ഒളമറ്റം കന്പിപ്പാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം നിർമിക്കുമെന്ന വാഗ്ദാനം ചുവപ്പു നാ ഇനി കുരുക്കഴിയും കാഞ്ഞാർ പാലത്തിന് ആധുനിക നടപ്പാത കാഞ്ഞാർ: കാൽനടയാത്രക്കാർക്കായി നടപ്പാലം നിർമിക്കാൻ മൂന്നു കോടിയുടെ എസ്റ്റിമേറ്റ് തയാറായി. തൊടുപുഴ-പുളിയൻമല, എ പ്രളയത്തിൽ തകർന്ന ചിറ്റൂർ-മടക്കത്താനം കന്പിപ്പാലം പുനർ നിർമിക്കാനും ഇതു വരെ നടപടിയുണ്ടായിട്ടില്ല. ഇടുക്കി-എറണാകു ജില്ലാ ഒളിന്പിക് ഗെയിംസ് സംഘാടകസമിതി രൂപീകരിച്ചു തൊടുപുഴ: ജില്ലാ ഒളിന്പിക് ഗെയിംസിന്‍റെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടിപ്പർ പിന്നിലിടിച്ചു; നിയന്ത്രണം വിട്ട കാർ മറിഞ്ഞു മുട്ടം: ലോഡ് കയറ്റിവന്ന ടിപ്പർ പിന്നിലിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദന്പതികൾ പ തൊടുപുഴ: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ തൊടുപുഴ: വികസനത്തിന്‍റെ പേരു പറഞ്ഞു രൂപകൽപന ചെയ്ത ജനദ്രോഹപരമായ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കേ തൊടുപുഴ: ഓണ്‍ലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നതിനെതിരെയും രാഷ്ട്രീയ പ്രേരിതമായി ഓഫീസ് അറ്റന്‍റർമാരുടെ പ്രമോഷൻ ക്വോ റിപ്പോർട്ട് തള്ളണം: അഗ്രി. അസിസ്റ്റന്‍റ്സ് അസോ. തൊടുപുഴ: കൃഷിവകുപ്പ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിഎസ് ഡേറ്റമേഷൻ കന്പനി തയാറാക്കിയ കരട് റിപ്പോർട്ട് ് തള്ളിക്ക തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിൽ കരിമണ്ണൂർ: മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ രണ്ടാം റീച്ച് പൂർത്തീകരിക്കണമെന്ന് സിപിഎം കരിമണ്ണൂർ ഏരിയ സമ്മേളനം പ്ര ഇടുക്കി: 18 വയസിൽ താഴെയുള്ള കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന സന്പൂർണ കേൾവി കോക്ലിയർ ഇംപ്ലാന്‍റ് തൊടുപുഴ: സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്‍റെയും ജെസിഐ തൊടുപുഴ ടൗണിന്‍റെയും നേതൃത്വത്തിൽ എയ്ഡ്സ് ദിനമാചരിച്ചു. ബലൂണ തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയവും ജനോപകാര പ്രദമല്ലാത്തതുമായ മാസ്റ്റർ പ്ലാനിനെതിരെ ജനകീയ ആക്ഷൻ കൗണ്‍സ കരം അടയ്ക്കാനാവുന്നില്ല: ഭൂ ഉടമകൾ ദുരിതത്തിൽ തൊടുപുഴ: കാരിക്കോട് വില്ലേജിൽ മുനിസിപ്പൽ പ്രദേശത്തെ റീസർവേ നടപടികൾ പൂർത്തിയായെങ്കിലും ഇവിടെയുള്ള ഭൂമിക്ക് കരം ഉദ്ഘാടകയായി അന്ധവിദ്യാർഥി: ചടങ്ങ് വേറിട്ട അനുഭവമായി മുട്ടം: ശങ്കരപ്പിള്ളി സിബിഗിരി പളളിക്ക് എതിർവശത്ത് ഇന്നലെ പ്രവർത്തനം ആരംഭിച്ച ഇടുക്കി ഗോൾഡ് ഹോട്ടലിന്‍റെ ഉദ്ഘാടനം നെടുങ്കണ്ടം: പട്ടയമില്ലാത്തതിനാൽ നെടുങ്കണ്ടം ആശാരിക്കണ്ടത്തെ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിൽ നിർമിച്ച വീട വിഷൻ അടിമാലി പദ്ധതിയുടെ നിർമാണം തുടങ്ങി അടിമാലി: അടിമാലി ടൗണിനെ കാമറ നിരീക്ഷണത്തിലാക്കുന്ന വിഷൻ അടിമാലി പദ്ധതിയുടെ നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചു. പ പെരുവന്താനം വെറ്ററിനറി ഡോക്ടറുടെ സേവനം ലഭിക്കാതെ പെരുവന്താനത്തെ കർഷകർ വലയുന്നു. മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ടെ തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടത്താൻ മുൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്ന് നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തട്ടിപ്പ് നടത്താൻ മുൻ പഞ്ചായത്തു ഭരണസമിത തീക്കട്ടയിൽ ഉറുന്പ്! കോടതിയുടെ സ്ഥലം സ്വകാര്യവ്യക്തി കൈയേറി റോഡു നിർമിച്ചു ഉപ്പുതറ: പീരുമേട്ടിൽ കോടതി സമുച്ചയത്തിനായി അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമിച്ചു. അഞ്ചു വർഷം മുന്പ സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു സർക്കാർ ജോലിയില്ല, യുവാക്കൾക്കു നിരാശ; വരുൺ ഗാന്ധി ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta വിധവ, അവിവാഹിത പെൻഷൻകാർ സാക്ഷ്യപത്രം ഹാജരാക്കണം Kottayam അമലയിൽ അഗ്നിശമന വിഭാഗം ട്രെയിനിംഗ് Thrissur റെയിൽ പാളത്തിൽ കരിങ്കല്ല്: യുപി സ്വദേശി അറസ്റ്റിൽ Kozhikode കുപ്പത്തോട് മാധവൻ നായർ പുരസ്കാരം എം.ബി. വെങ്കിട സുബ്രമണ്യന് Wayanad പാൻ മസാലയ്ക്കെതിരേ ജനകീയ കൺവൻഷൻ Kannur വനിതാ വികസന കോർപറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് Kasaragod ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലിലെത്താന്‍ 240 റണ്‍സെന്ന ലക്ഷ്യവുമായി തുടക്കത്തിലേ തകര്‍ന്ന ഇന്ത്യ എം.എസ്. ധോണിയുടേയും (34) രവീന്ദ്ര ജഡേജയുടേയും (73) അപരാജിത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൊരുതുന്നു. 54പന്തില്‍ 74 റണ്‍സെടുത്ത ജഡേജയും 61പന്തില്‍ 34 റണ്‍സെടുത്ത ധോണിയും ഇന്ത്യന്‍ പ്രതീക്ഷകള്‍ അണയാതെ കാക്കുകയാണ്. 46 ഓവറില്‍ ആറിന് 197 എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ നിന്ന് 42റണ്‍സാണ് വിജയിക്കാന്‍ ആവശ്യം. നേരത്തെ, 62 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദിക്പാണ്ഡ്യ സാന്‍ഡ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 24 റണ്‍സിനുള്ളില്‍ നാല് വിക്കറ്റ് നഷ്ടമായി വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.എന്നാല്‍, ഉറച്ചുനിന്നു കളിക്കേണ്ട നേരത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. സ്പിന്നര്‍ മിച്ചല്‍ സാന്‍ഡ്നറെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന് ഏറെ മുന്നിലായി ഡി ഗ്രാന്‍ഡ്ഹോമിന്‍െറ കൈയില്‍ അവസാനിക്കുകയായിരുന്നു. ഒന്നു പ്രണവ് മോഹന്‍ലാല്‍ ആകാന്‍ ശ്രമിച്ചതാ, സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊച്ചു മിടുക്കന്റെ സ്‌പോട്ട് ഡബ്ബിങ് വിസ്മയ യാത്രികന് വിട, ചായ വിറ്റ് ലോകം ചുറ്റിയ വിജയന്‍ ഇനി ഓര്‍മ ജോജു ജോർജിനെതിരെ കേസെടുത്ത് പൊലീസ്; കാരണം മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകി ക്രിസ്മാസ് രാവിനെ ആഘോഷമാക്കാൻ ‘കുഞ്ഞെൽദോ’ വരുന്നു കുറുപ്പിലെ ഗാനത്തിന് മനോഹരമായ ചുവട് വെച്ച് സാനിയയും റംസാനും; വീഡിയോ എന്റെ മുത്തശ്ശി കോട്ടയംകാരിയാണ് മിന്നൽ മുരളിക്കായി താനും കാത്തിരിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര; വീഡിയോ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം 2005 പ്രകാരം കേരളത്തിലെ 14 ജില്ലകളിലും വനിതാ സംരക്ഷണ ഓഫീസര്‍ സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 83 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളും 11 ഷെല്‍ട്ടര്‍ ഹോമുകളും പ്രവര്‍ത്തിച്ചു വരുന്നു. നടപ്പ് വര്‍ഷം 20 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകള്‍/ ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നു. വണ്‍ ഡേ ഹോം (ഏകദിന വസതി) കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവരെ പിന്തുണയ്ക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു തിരുവനന്തപുരം എസ്ഡി പി ഐയെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ പേരിൽ കേസെടുത്തു എന്ന പ്രതിപക്ഷ ആരോപണമാണ് എസ് ഡിപിഐയിലേക്കു തിരിഞ്ഞത്. പൗരത്വ പ്രതിഷേധങ്ങൾ നല്ല രീതീയിൽ നടക്കണമെന്നും അക്രമങ്ങളിലേക്കു വഴിമാറിയാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലിയിൽ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച മഹല്ല് കമ്മിറ്റിക്കെതിരേ കേസെടുത്തത് എന്തിനെന്നാ റോജി എം ജോണിൻരെ ചോദ്യത്തിന്. മഹല്ല് കമ്മിറ്റിക്കാരുടെ സമരങ്ങൾ സമാധാനപരമാണെന്നും എന്നാൽ ചില സമരങ്ങളിൽ എസ് ഡി പി ഐ എന്ന തീവ്രവാദ സംഘടന നുഴഞ്ഞു കയറി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. എസ് ഡി പി ഐയെയും അവരുെടെ തീവ്രവാദത്തേയും പറയുമ്പോൾ പ്രതിപക്ഷത്തിന് എന്തിന് പൊളളുന്നു എന്ന് മുഖ്യമന്ത്രിചോദിച്ചു Also Read-CAAയ്‌ക്കെതിരെ നിയമവിധേയമായി ‌സമരം ചെയ്ത ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവരെ പിന്തുണയ്ക്കേണ്ട ആവശ്യം ഞങ്ങൾക്കില്ലെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. അവരുടെ പിന്തുണ വാങ്ങിയത് ആരാണെന്നറിയാം. അമിത് ഷായുടെ നിലപാട് കേരളത്തിൽ വേണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മതസ്പർധ വളർത്താനുള്ള ശ്രമം ആരു നടത്തിയാലും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമുദായിക കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന് 27 കേസ് രജിസ്റ്റര്‍ ചെയ്തു. പൗരത്വ നിയമത്തെ അനുകൂലിച്ച് കുറ്റ്യാടി ഠൗണില്‍ ബിജെപി നടത്തിയ പ്രകടനത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മുദ്രാവാക്യം വിളിച്ച നൂറോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. Also Read-കല്യാണത്തിൽ പങ്കെടുത്തേ പറ്റൂവെന്ന് ചൈനയിൽ നിന്നെത്തിയ വിദ്യാർഥിനി; ബോധവത്കരിക്കാൻ കളക്ടർ വീട്ടിലെത്തി കണ്ണൂര്‍ മട്ടന്നൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ, ഇരിട്ടി എഎസ്പി എന്നിവര്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ യൂണിഫോം ധരിച്ച് പങ്കെടുത്തെന്ന വാര്‍ത്തയില്‍ അവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ് ഡി പി ഐയെ പറയുമ്പോൾ പ്രതിപക്ഷത്തിന് പൊള്ളുന്നത് എന്തിനെന്ന് മുഖ്യമന്ത്രി Mullaperiyar മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നു; കേരളം സുപ്രീം കോടതിയിലേക്ക് സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു 'Waqf ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിന്റേതല്ല വിശദമായ ചർച്ച നടത്തും: മുഖ്യമന്ത്രി P C George ഇരട്ട ചങ്കന് എന്ത് പറ്റി? പ്രായത്തിന്റെ പ്രശ്നമാണോ? കത്ത് നൽകിയപ്പോൾ തമിഴ്നാട് കൂടുതൽ ഷട്ടർ തുറന്നു പി.സി. ജോർജ് Kerala High Court എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാൻ കഴിയില്ല; കേരളാസർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി Yousafali പടച്ചോനാണെനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്' കിടപ്പാടം തിരിച്ചുകിട്ടിയ ആമിന Bypoll in Piravom പിറവം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പ് ഭരണകക്ഷിയായ ഇടത് മുന്നണിക്ക് നിർണ്ണായകം Local Body Bypolls സംസ്ഥാനത്ത് 32 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു Video| പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം Video| ന്യൂസ് 18 ഗസ്റ്റ് ബാൻഡിൽ പ്രതീക്ഷകൾ പങ്കുവെച്ച് മിസ് കേരള ജേതാവ് ഗോപിക സുരേഷ് Tree Transplantation മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം International Civil Aviation Day 2021 ഇന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ദിനം; വ്യോമയാനമേഖലയിലെ പുരോഗതിയുടെ പ്രാധാന്യം Mullaperiyar മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്ന് വിടുന്നു; കേരളം സുപ്രീം കോടതിയിലേക്ക് ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെ‌ടുത്തുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് പുതിയ മാർഗങ്ങനിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ലോക് ഡൗൺ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് പുതിയ മാർഗനിർദ്ദേശം… സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ്പ് സമരം ഇന്നു മുതൽ; സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നൽകിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ ഭർത്താവ്; ഒടുവിൽ സംഭവിച്ചത് ദാരുണാന്ത്യം; പരാതി നൽകി കുടുംബം കൊച്ചി മെട്രോ; ലോക്കഡൗണിനു ശേഷം ആദ്യമായി യാത്രക്കാർ അരലക്ഷം കടന്നു ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി മനുഷ്യാവകാശത്തിനുവേണ്ടി മുറവിളി കൂട്ടുന്ന കേരളത്തിൽ വിചാരണ പ്രതീക്ഷിച്ച് ജയിലിൽ 417 പേർ; വിചാരണ നടപടികൾ ഇഴഞ്ഞു തന്നെ സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ്പ് സമരം ഇന്നു മുതൽ; സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം ദേഹമാസകലം വ്രണം വന്ന വീട്ടമ്മയ്ക്ക് നൽകിയത് മന്ത്രവാദ ചികിത്സ; രോഗത്തിന് കുറവുണ്ടാവാതെ വന്നപ്പോഴും ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറാകാതെ ഭർത്താവ്; ഒടുവിൽ സംഭവിച്ചത് ദാരുണാന്ത്യം; പരാതി നൽകി കുടുംബം കൊച്ചി മെട്രോ; ലോക്കഡൗണിനു ശേഷം ആദ്യമായി യാത്രക്കാർ അരലക്ഷം കടന്നു ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇക്കുറി 80 സിനിമകളാണ് സംസ്ഥാന അവാർഡിനായി മത്സരിക്കുന്നത്. മത്സരരംഗത്തുള്ള സിനിമകൾ പ്രാഥമിക… കൊച്ചി മെട്രോ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം; ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല കൊച്ചി: കൊച്ചി മെട്രോ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം. രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ… സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ വാരാന്ത്യ ലോക്ഡൗണ്‍; നാളെയും മറ്റന്നാളുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല തിരുവനന്തപുരം സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ വാരാന്ത്യ ലോക്ഡൗണ്‍. സ്വകാര്യ ബസ് സര്‍വീസ് ഉണ്ടായിരിക്കില്ല. എന്നാല്‍ നാളെയും മറ്റന്നാളും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. അവശ്യസേവന… വരും ദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യത അന്തിമ തീരുമാനം നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവിന്റെ ഭീതിയില്‍ സംസ്ഥാനം നില്‍ക്കെ കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യാനായി നാളെ സര്‍വകക്ഷി യോഗം.സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെന്ന് നേരത്തെത്തന്നെ വെളിപ്പെടുത്തിയത്… ശനിയും ഞായറും പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കുമോ? കേരളത്തിൽ നാളെയും മറ്റന്നാളും കർശന നിയന്ത്രണങ്ങൾ; ഇളവുകൾ ലഭിക്കുക ഇവക്കൊക്കെ മാത്രം… തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങൾ. എന്നാൽ, ശനിയും ഞായറും ലോക് ഡൗണാണോ അതോ കർഫ്യൂ നിലവിലുണ്ടോ തുടങ്ങിയ സംശയങ്ങൾ… മെയ് ഒന്നു മുതല്‍ വാക്‌സിനേഷന്‍ ,പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്സിന്‍ വിതരണ രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി,നാളെമുതല്‍ ശനി,ഞായര്‍, പൊതു അവധി ദിനങ്ങളില്‍ ചെന്നൈ,ചെങ്കല്‍പ്പേട്ട്, തിരുവല്ലൂര്‍ ജില്ലകളിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ചെന്നൈ: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ചെന്നൈ,ചെങ്കല്‍പ്പേട്ട്, തിരുവല്ലൂര്‍ ജില്ലകളിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.നാളെമുതല്‍ ശനി,ഞായര്‍, പൊതു അവധി ദിനങ്ങളില്‍… സംസ്ഥാനത്ത് മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ശനിയാഴ്ച മുതല്‍ തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് നല്‍കുന്നത്. സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും… കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍ കൊച്ചി: കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ന് മുതല്‍. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തിയതിന് ശേഷമാവും പ്രവേശനം… ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും കൊച്ചി മെട്രോ; ലോക്കഡൗണിനു ശേഷം ആദ്യമായി യാത്രക്കാർ അരലക്ഷം കടന്നു ഭർത്താവിനെ ബോധം കെടുത്തിയ ശേഷം ചുറ്റിക കൊണ്ട് തലക്ക് അടിച്ചുകൊന്നു; വനിതാ ഡോക്ടറും കാമുകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സിസിടിവിയില്‍ സ്‌പ്രേ ചെയ്ത ശേഷം എടിഎമ്മില്‍ നിന്ന് കവർന്നത് 17 ലക്ഷം രൂപ; പ്രതികൾക്കായി തിരച്ചിൽ ഊർജിതം ‘മിന്നൽ മുരളി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു’; നെറ്ഫ്ലിക്സിനും മുമ്പേ ചിത്രം ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര നാസ പുതിയ പത്ത് ആസ്ട്രനോട്ടുകളെ തെരഞ്ഞെടുത്തു; സംഘത്തിൽ ഇന്ത്യൻ വംശജൻ അനിൽ മേനോനും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ് Boolokam ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ് ഇച്ചിരി പേടിപ്പിക്കാൻ ഇമ്മാതിരി ഐറ്റങ്ങൾ വരട്ടെ “അല്ലേലും കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെയെല്ലാം കാമുകന്മാര്‍ തനി ഊളന്മാരായിരിക്കും” കാരണമെന്താ ? ഫാസിസക്കാലത്തെ ഒരു മനോഹര ദൃശ്യാവിഷ്കാരം – ദി ഫോര്‍ബിഡന്‍ ഫ്രൂട്ട് ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് ! കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’ നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ എങ്കിൽ യെമൻ കാണുക ! താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ അവളെ തേടിവന്ന മെലിഞ്ഞുണങ്ങിയ രൂപം, ആ പഴയ കൂട്ടുകാരൻ – സന്ദർശനം ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും ! വൈകുന്നേരങ്ങളിലെ പ്രണയം, ജഗദീഷ് കോവളത്തിന്റെ കവിത കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ ! SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ പ്രമോദ് കുമാറിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ സന്തോഷത്തിന്റെ ഒരു തുണ്ട് എനിക്കുമുണ്ടായിരുന്നു ഓൺലൈൻ ക്ലാസ്സിലൂടെ മറ്റുള്ളവർ മുന്നിൽ പോകുമ്പോ ആ കുട്ടികൾ ഒരിക്കലും പിന്നിൽ ആവാതെയിരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് പല സെലിബ്രിറ്റികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ എന്താണ് ഡോക്ടർ അരുൺ ഉമ്മൻ എഴുതിയ കുറിപ്പ് വീടിനു മുന്നിലെ ടവർ വീടിന്റെ കാഴ്ചയ്ക്കു അഭംഗിയാണോ എന്നാൽ അതൊരു തോന്നൽ മാത്രമാണ് ഇനിയും നേരം വെളുക്കാത്തവരേ… വാകിസ്ന്റെ ഫലം മനസ്സിലായോ ? പകർച്ചാ ശേഷി വളരെ കുറഞ്ഞ ഒരു അസുഖമാണ് നിപ്പ, ഭയംവേണ്ട ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു ഹായ് എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര ശാസ്ത്രം എന്താണ്? എന്തിനാണ് എങ്ങോട്ടാണ് ഒരു ചരിത്ര വീക്ഷണം ഐഎസ്ആർഒയുടെ കാർഗോ വിവാദം അറിഞ്ഞുകാണുമല്ലോ, എന്താണ് ഈ വിൻഡ് ടണൽ ? 2000 വർഷങ്ങൾക്കു മുൻപ് അനലോഗ് കംപ്യൂട്ടർ പോലൊരു ഉപകരണം മനുഷ്യൻ ഉപയോഗിച്ചിരുന്നു എന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ…? നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട് ഇന്നും, നാളെയും മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല കാരണമുണ്ട് വിര്‍ജിന്‍ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി $250,000 കയ്യിലുണ്ടെങ്കിൽ ഒരുപക്ഷെ നിങ്ങൾക്കും സന്തോഷ് ജോർജ് കുളങ്ങരയെ പോലെ നാളെ ഈ യാത്ര ചെയ്യാനായേക്കും ചൈനയുടെ റോക്കറ്റ് എവിടെ വീഴും, ലൈവ് കാണാം കൊറോണയ്ക്കു പിന്നാലെ ചൈനയുടെ റോക്കറ്റും, മനുഷ്യർക്ക് സമാധാനം തരില്ല മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് ഒരു ഉദാഹരണകഥ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ സാമ്പത്തിക വിദഗ്ധന്റെ മറുപടി ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ? മറുരാജ്യത്തെ സ്വേച്ഛാധിപതിയേക്കാൾ അയാളെ വേദനിപ്പിച്ചത് സ്വന്തം രാജ്യത്തെ പ്രസിഡന്റായിരുന്നു ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഗൗസിൻ്റെ വീട്ടിലേക്ക് കോഹ്ലിയും, ചാഹലും വന്ന് ബിരിയാണി കഴിക്കും എന്ന് ആ കുടുംബം സ്വപ്നത്തില്‍ പോലും കരുതി കാണില്ല ! അലിസൺ ഫെലിക്സ്ന്റെ ഒളിമ്പിക്സ് പോരാട്ടത്തിൽ ജയിച്ചത് മാതൃത്വം ജാവലിൻ ത്രോ പ്രാക്ടീസ് നടത്തുന്ന അത്‌ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ് നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’ റോബസ്റ്റ – വൃത്തികെട്ട സാമൂഹ്യഘടനയുടെ തൊലി ഉരിക്കുന്ന സൃഷ്ടി ഷിബു ഇഛംമഠത്തിന്റെ ‘ഒറ്റയാൻ’ പരീക്ഷണങ്ങൾ, പിന്നെ ‘സ്കെച്ച് ‘വിശേഷങ്ങളും ഇതുവരെ ഉത്തരം കിട്ടാത്ത 10 നിഗൂഢതകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ ഒരു പൊങ്ങച്ചക്കാരന്‍ ഇന്ത്യന്‍ ഐഫോണ്‍ യൂസര്‍ സാധാരണ ചെയ്യുന്ന 10 കാര്യങ്ങള്‍ ! സ്ത്രീ പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ആളുണ്ടാവും; എന്നാല്‍ പീഡിപ്പിക്കപ്പെടുന്നത് പുരുഷന്‍ ആണെങ്കിലോ ? വീട്ടില്‍ സുരക്ഷ ക്യാമറ വയ്ക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നാളെ യുട്യൂബില്‍ വൈറല്‍ ആയേക്കും. ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ് ഒരു കാലഘട്ടത്തിൽ രഞ്ജി പണിക്കർ എഴുതിയ പോലീസ് പടങ്ങളിൽ എല്ലാം തന്നെ സുരേഷ്‌ഗോപി അവതരിച്ചിരുന്നത് ഏതേലും ഒരു വിപ്ലവ നായകന്റെ “ലവ് ചൈൽഡ്” ആയിട്ടായിരുന്നു ഒരു കാലഘട്ടത്തിൽ രഞ്ജി പണിക്കർ എഴുതിയ പോലീസ് പടങ്ങളിൽ എല്ലാം തന്നെ സുരേഷ്‌ഗോപി അവതരിച്ചിരുന്നത് ഏതേലും ഒരു വിപ്ലവ നായകന്റെ “ലവ് ചൈൽഡ്” ആയിട്ടായിരുന്നു. രാജൻ പി ദേവിനേം എൻ എഫ് വർഗീസിനേം ഒരു മയോം ഇല്ലാതെ സുരേഷ്‌ഗോപി എടുത്തിട്ട് ഇടിച്ചിരുന്നത് ഈ വിഷയത്തിലായിരുന്നു. അതേ സമയം സോമനോ മധുവോ ജനാർദ്ദനനൊ ഈ വിഷയം എടുത്ത് ഇട്ടാൽ സുരേഷ്ഗോപി കഥാപാത്രം വികാരാധീനൻ ആവുന്നതാണ് നമ്മൾ കണ്ടത്. അത് മറ്റൊരവസരത്തിൽ വിശദമായി ചർച്ച ചെയ്യാവുന്ന വിഷയമാണ്. ഈ കഥാപാത്രങ്ങുളുടെ സമകാലീനനായ മംഗലശേരി നീലകണ്ഠൻ വരെ തളർന്നു പോയത് ഈ വിഷയത്തിൽ തന്നെ ആയിരുന്നു. രാജരക്തം ആയിരുന്നു എന്ന് അറിഞ്ഞിട്ടു പോലും പുള്ളിക്ക് സമാധാനം ആയില്ല. സുരേഷ്‌ ഗോപി തന്നെ മറ്റൊരു പടത്തിൽ “ യെസ് ഐ ആം എ ബാസ്റ്റഡ് ബട് ബോൺ ടു എ സിംഗിൾ ഫാദർ “എന്ന് ഇംഗ്ലീഷിൽ ആരെയോ കൂമ്പിനിടിച്ചു കൊണ്ട് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. ഈ ഓടിടി കാലഘട്ടത്തിൽ ഈ രംഗം കാണുന്ന ഒരു പാശ്ചാത്യ വ്യക്തി ഇയാള് ഇത് എന്ത് തേങ്ങയാണ് ഈ പറയുന്നത് എന്ന് ചിന്തിച്ചാൽ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല. ഒരു പക്ഷെ ഒരു കൾച്ചർ ഷോക്ക് എന്നൊക്കെ പറയുന്നതിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കണക്കാക്കാം. ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ്. ബ്രട്ടീഷുകാരാവട്ടെ തന്തക്ക് വിളിയോട് ആണ് ചായ്‌വ് കാണിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസം അമേരിക്കയിലും ഇന്ത്യയിലും വേരോടിയെങ്കിലും തന്തയ്ക്കു വിളി എന്നത് അമേരിക്കക്കാർക്ക് ഒരു പക്ഷെ പൂർണമായും അന്യമായ ഒരു സങ്കൽപം ആയി ഇന്നും നിലകൊള്ളുന്നു. ബാസ്റ്റഡ് എന്ന പ്രയോഗം പൊതുവെ ഒരു ബ്രിട്ടീഷ് ശൈലി ആയിട്ടാണല്ലോ പോപ്പ് കൾചറിൽ പ്രതിപാദിക്കപ്പെടുന്നത്. എന്റെ ഓർമയിൽ ഹോളിവുഡ് പടങ്ങളിൽ ആകപ്പാടെ കണ്ട തന്തക്ക് വിളി ഷാഫ്റ്റിൽ സാമുവേൽ എൽ ജാക്‌സണും ക്രിസ്ത്യൻ ബെയ്‌ലും തമ്മിലാണ്. എന്റെ അച്ഛൻ ആരാണ് എന്ന് നിനക്ക് അറിയാമോ എന്ന് ജാക്സണെ ഭീഷണിപെടുത്തുന്ന ബെയ്‌ലിനോട് ഇല്ല എനിക്കറിയില്ല നിനക്കറിയാമോ എന്ന് ജാക്സൺ. ഇതല്ലാതെ മറ്റൊരു രംഗമോ സംഭാഷണമോ തന്തക്കു വിളി എന്ന പശ്ചാത്തലത്തിൽ അമേരിക്കൻ സിനിമകളിലോ സീരീസുകളിലോ കണ്ടതായി ഓർമയില്ല. പിന്നെ ഓർമയിൽ ഉള്ളതും വിദൂരസാമ്യമുള്ളതും മാർട്ടിൻ ഷീനും ജാക് നിക്കോള്സണും തമ്മിലുള്ള ദി ഡിപ്പാർട്ടടിലെ ഒരു സംഭാഷണശകലമാണ്. ഫ്രാൻസിസ് എന്ന് ഫസ്റ് നെയിം ഉപയോഗിച്ച് തന്നെ അഭിസംബോധന ചെയുന്ന പൊലീസുകാരനായ മാർട്ടിൻ ഷീനിനോട് എന്റെ അമ്മയാണ് എന്നെ ഫ്രാൻസിസ് എന്ന് വിളിച്ചിരുന്നത് എന്ന് ഐറിഷ് ഗാംഗ്സ്റ്ററായ നിക്കോൾസൻ പറയുന്നു. ഷീൻ പ്രകോപനപരമായി പ്രതികരിക്കുന്നു, നിന്റെ അച്ഛൻ പക്ഷെ നിന്നെ ട്യൂമർ എന്നല്ലേ വിളിച്ചിരുന്നത് എന്ന്. നിക്കോൾസൺ വിടുമോ നിന്റെ അച്ഛൻ നിന്നെ എന്താണ് വിളിച്ചിരുന്നത് ഓ സോറി പുള്ളി പണ്ടേ സ്ഥലം കാലിയാക്കി അല്ലെ എന്ന് തിരിച്ചടിക്കുന്നു. ഒരു തന്തക്ക് വിളി എന്ന് പൂർണമായും കാണാൻ പറ്റില്ലെങ്കിലും ഒരു അധിക്ഷേപം എന്ന നിലയിൽ ആണ് ഇതു അവതരിക്കപ്പെടുന്നത്. അമിതാബ് ബച്ചന്റെ കയ്യിൽ മേരാ ബാപ്പ് ചോർ ഹൈ എന്ന് എഴുതിയെന് പുള്ളി ആജീവനാന്തം രോഷാകുലനായതിനെ കുറിച്ച് ഒരു ഫുൾ ലെങ്ത് പടം ഇന്ത്യയിൽ ഉള്ളപ്പോ ആണ് മരുന്നിന് ഷാഫ്റ്റിലെ തന്തയ്ക്കു വിളിയും ഡിപ്പാർട്ടടിലെ ഈ രംഗവും എന്ന് ഓർക്കണം. കേരളത്തിൽ തന്നെ കുറച്ചു നാള് മുൻപ് ആവേശ തരംഗം നിന്റെ തന്ത അല്ല എന്റെ തന്ത എന്ന മോഹൻലാൽ ഡയലോഗ് ആയിരുന്നല്ലോ. എന്ത് കൊണ്ട് നിന്റെ തള്ള അല്ല എന്റെ തള്ള എന്ന് മുരളി ഗോപി എഴുതിയില്ല എന്ന ചരിത്രപരമായ മനഃശാസ്ത്രപരമായ ഭാഷാശാസ്ത്രപരമായ ചോദ്യം ഇവിടെ പ്രസ്കതമാവുന്നു. ജോക്സ് എപ്പാർട് Maledictology എന്നൊരു മനശ്ശാസ്ത്രശാഖ അസഭ്യത്തിനെ കുറിച്ച് പഠിക്കുന്നുണ്ടെന്ന് കണ്ടു പക്ഷെ അതിന്റെ സാംസ്‌കാരികപരമായ വ്യതിയാനങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ ഒന്നും തന്നെ എനിക്ക് കണ്ടെത്താനായില്ല. ഞാൻ ഇത് ഏപ്രിൽ രണ്ടായിരത്തി ഇരുപതിൽ ലോക്കഡൗണിൽ ഇരുന്നപ്പോ എഴുതിയതാണെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല തെറി വിളി എന്ന മഹാസാഗരത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ ഇന്ന് നെറ്ഫ്ലിക്സ് തുറന്നപ്പോഴാണ് നിക്കോളാസ് കേജ്‌ ഹോസ്റ്റ് ചെയുന്ന ഹിസ്റ്ററി ഓഫ് സ്വയേഴ്സ് എന്ന ഷോ കണ്ടത് …WTF! എന്നല്ലാതെ എന്ത് പറയാൻ …. എല്ലാ ഡാൻസിനുമൊടുവിൽ ഒരു വീഴ്ച നിർബന്ധം നിത്യയ്ക്കും നൈനയ്ക്കും പ്രേക്ഷകരുടെ വക ട്രോളും😄 Creator Pen എല്ലാ ഡാൻസിനുമൊടുവിൽ ഒരു വീഴ്ച നിർബന്ധം…..നിത്യയ്ക്കും നൈനയ്ക്കും പ്രേക്ഷകരുടെ വക ട്രോളും😄 എല്ലാ ഡാൻസിനുമൊടുവിൽ ഒരു വീഴ്ച നിർബന്ധം…..നിത്യയ്ക്കും നൈനയ്ക്കും പ്രേക്ഷകരുടെ വക ട്രോളും😄 മലയാളികൾക്കു ഏറെ പ്രിയങ്കരിയാണ് നടി നിത്യാ ദാസ്. ഈ പറക്കും തളിക എന്ന ഒരൊറ്റ ചിത്രം മതി നിത്യ ദാസ് എന്ന നേടിയ മലയാളികൾക്കു പരിചയപ്പെടുത്താൻ. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നിത്യ തന്റെ വേറിട്ട നൃത്തചുവടുകളിലൂടെയും പ്രേക്ഷകഹൃദയം കവർന്നിരുന്നു. ഒരിടയ്ക്ക് സിനിമയിൽ നിന്നും നിത്യ അപ്രത്യക്ഷയായെങ്കിലും ടെലിവിഷനിലൂടെ താരം തിരിച്ചുവരികയായിരുന്നു. സോഷ്യൽ മീഡിയ ആരാധകർക്ക് ഇപ്പോൾ ഏറെ പ്രിയങ്കരിയാണ് താരം. നിത്യാ ദാസും മകൾ നൈനയും ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന റീലുകളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. കാഴ്ചയിൽ ഇരുവരും ഒരേപോലെയാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഇൻസ്റ്റാ റീലാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകൾ നൈനയ്‌ക്കൊപ്പം ചുവടുകൾ വെക്കുന്ന നിത്യ ഏറെ സന്തോഷവതിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമ്മന്റ്. നഖില നഖില എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനത്തിനൊപ്പമാണ് അമ്മയുടെയും മകളുടെയും ഡാൻസ്. അമ്മയും മകളുമാണെന്നു തോന്നുന്നേയില്ല, നിങ്ങൾ സഹോദരിമാരെപ്പോലെയുണ്ടല്ലോ എന്നും കമ്മന്റുണ്ട്. ഡാന്സിനൊടുവിൽ വീഴാൻ പോകുന്നതിനെപ്പറ്റിയും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. റീലിനു താഴെ സെലിബ്രെറ്റികളും കമ്മന്റുകളുമായെത്തിയിട്ടുണ്ട്. നിത്യയും നൈനയും ഇതിനകം തന്നെ ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്തുകൊണ്ടാണ് എല്ലാ ഡാന്സിന്റെയും ഒടുവിൽ ഒരു വീഴ്ചയെന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. 2007 ലായിരുന്നു നിത്യാ ദാസിന്റെ വിവാഹം. എയർ ഇന്ത്യാ ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ജംവാൾ ആണ് താരത്തിന്റെ നല്ല പാതി. പ്രേക്ഷകർ നിത്യ ദാസിന്റെ തിരിച്ചു വരവിൽ ഏറെ പ്രതീക്ഷയിലാണ്. സ്റ്റാർ മാജിക് ഷോയിലും മറ്റും താരത്തെ കാണുമ്പോൾ പ്രേക്ഷകർക്ക് ഏറെ സന്തോഷമാണ്. താരം സിനിമയിലേക്ക് തിരിച്ചുവരണമെന്ന് അഭ്യർത്ഥനകളും ഏറെയാണ്. ഒപ്പം മകൾ നൈനയെയും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നതായി പ്രേക്ഷകർ പറയാറുണ്ട്. ലാലേട്ടനെ കാണാൻ മരക്കാർ സെറ്റിൽ തല അജിത്ത് കുമാർ; വൈറലായി വീഡിയോ! ആവേശത്തിമർപ്പിൽ ആരാധകർ… ഇരുപത്തിയെട്ടാം വയസ്സിൽ 45 കാരിയും 45 ആം വയസ്സിൽ 20 കാരിയും! പ്രായത്തെ പലതവണ തോൽപ്പിച്ച മഞ്ജുഷയുടെ ചർമ രഹസ്യം ഇതാണ്! പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത് – News18 Malayalam പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത് പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത് മോദി സർക്കാർ രാഷ്ട്രീയ ലാഭം നേടിയെടുക്കാൻ വേണ്ടിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും ടികായത്ത് പറഞ്ഞു ടി20 ലോകകപ്പില്‍ (ICC T20 World Cup) പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം (Indian Cricket Team) പരാജയപ്പെട്ടതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന (PM Narendra Modi) ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടികായത്ത് Rakesh Tikait) മോദി സർക്കാർ രാഷ്ട്രീയ ലാഭം നേടിയെടുക്കാൻ വേണ്ടിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയതെന്നും അതിൽ തനിക്ക് അതിയായ ഖേദമുണ്ടെന്നും ടികായത്ത് പറഞ്ഞു. ചൊവ്വാഴ്ച്ച ഉത്തര്‍പ്രദേശിലെ ഭാഗപട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ടികായത്ത് നടത്തിയ പരാമർശ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മോദി സർക്കാരിന് മത്സരമല്ല വോട്ടാണ് പ്രധാനം കൂടുതല്‍ വോട്ട് ലഭിക്കുമെന്ന ഉറപ്പുണ്ടെങ്കില്‍ മോദി സര്‍ക്കാരിന് ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ സാധിക്കുമെന്നും പാര്‍ട്ടിക്ക് കായിക മത്സരമല്ല, വോട്ടാണ് പ്രധാനമെന്നുമുള്ള ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം താന്‍ കണ്ടില്ലെന്നും എന്നാൽ മോദി സർക്കാരാണ് ഇന്ത്യയെ പാകിസ്ഥാനെതിരെ തോൽപ്പിച്ചത് എന്ന കാര്യം ഗ്രാമവാസികളാണ് തന്നോട് പറഞ്ഞതെന്നുമാണ് ടികായത്ത് അവകാശപ്പെട്ടത്. Also read- Waqar Younis ഹിന്ദുക്കളാല്‍ ചുറ്റപ്പെട്ട മൈതാനത്ത് റിസ്‌വാന്‍ നിസ്‌കരിച്ചതാണ് എനിക്കിഷ്ടമായത് വഖാര്‍ യൂനിസ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടാല്‍ തീര്‍ച്ചയായും ചിലരെങ്കിലും പടക്കം പൊട്ടിച്ച്‌ ആഘോഷിക്കും. ആളുകള്‍ ഇന്ത്യന്‍ ടീമിനെ അപമാനിക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തികള്‍ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമെന്നും ടികായത്ത് പറഞ്ഞു. താനും ഒരു കായികതാരമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ തോല്‍വി തന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ടികായത്ത് പറഞ്ഞു. ഏത് കായിക ഇനമാണ് കളിച്ചിരുന്നത് എന്നതിൽ അദ്ദേഹം വിശദീകരണം നൽകിയില്ലെങ്കിലും, ബിജെപി സര്‍ക്കാര്‍ ഇന്ത്യൻ ടീമിലെ ഒരു മുസ്ലിം കളിക്കാരനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണ സംഭവത്തെ കുറിച്ച് പ്രതിപാദിച്ച് കൊണ്ട് അദ്ദേഹം പ്രതികരിച്ചു. Also read- Irfan Pathan പാകിസ്ഥാനെ തോൽപിച്ച് ഞങ്ങൾ തിരികെയെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്' ഇന്ത്യയുടെ തുടക്കം തോൽവിയോടെ; ചരിത്ര ജയം നേടി പാകിസ്ഥാൻ; സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ഇരയായി ഷമി ടി20 ലോകകപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയം നേടിയിരുന്നു. ജയത്തോടെ ലോകകപ്പിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യം ജയം കൂടിയാണ് അവർ കുറിച്ചത്. എന്നാൽ പാകിസ്‌ഥാൻ ജയം നേടി മിനിറ്റുകൾ പിന്നിടും മുൻപ് ഇന്ത്യൻ പേസറായ ഷമിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. തോൽവിക്ക് കാരണക്കാരൻ ഷമിയാണെന്ന തരത്തിൽ നിരവധി മോശം പരാമർശങ്ങളാണ് താരം നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ഷമിക്ക് പിന്തുണ നൽകിക്കൊണ്ട് സച്ചിൻ ടെണ്ടുൽക്കർ, വിരേന്ദർ സെവാഗ് എന്നിങ്ങനെ മുൻ ഇന്ത്യൻ താരങ്ങളും പ്രമുഖ വ്യക്തികളും രംഗത്ത് വന്നിരുന്നു. Also read- ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഹര്‍ഭജനെ കളിയാക്കി ആമിര്‍; മറുപടിയുമായി ഹര്‍ഭജനും; ട്വിറ്ററില്‍ തമ്മിലടിച്ച് താരങ്ങള്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത് Pro Kabaddi League പ്രോ കബഡി സീസണ്‍ 8ല്‍ ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്ന മൂന്ന് കളിക്കാര്‍; മത്സരം ബംഗളൂരുവില്‍ Pro Kabaddi League പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും Virat Kohli ആത്മാവും ഹൃദയവും നല്‍കി കളിക്കും ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലി Ballon d'Or റൊണാള്‍ഡോയാണ് മികച്ചവന്‍; മെസ്സി ബാലണ്‍ ഡി ഓറിന് അര്‍ഹനല്ല ടോണി ക്രൂസ് Kevin Pietersen ഹൃദയവിശാലതയുള്ള ജനങ്ങളുടെ മനോഹര രാജ്യം ഇന്ത്യയെ പ്രകീര്‍ത്തിച്ച് പീറ്റേഴ്‌സണ്‍ King Cobra വീട്ടുമുറ്റത്ത് നിന്ന് 13 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി Acidity അസിഡിറ്റി എളുപ്പത്തിൽ കുറയ്ക്കാം ഈ പൊടിക്കൈകളിലൂടെ Covid 19 സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കോവിഡ്; മരണം 96 Prithviraj, Dulquer Salmaan| പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന ചില ഓഡിയോ ഫയലുകളില്‍ ഇടവിട്ടിടവിട്ട് 'ക്ലിക്ക്' ശബ്ദം കേള്‍ക്കാറുണ്ട്. റിക്കോഡിങ്ങിലെ പ്രശ്നം കൊണ്ടോ പഴയ ഗ്രാമഫോണ്‍ റെക്കോഡുകളില്‍നിന്ന് കണ്‍വേര്‍ട്ട് ചെയ്തതുകൊണ്ടോ ഒക്കെ വന്നതാവാം ഈ ക്ലിക്കുകള്‍. ഇവ നീക്കം ചെയ്യാന്‍ കംപ്യൂട്ടറില്‍ 'ഒഡാസിറ്റി Audacity) എന്ന പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം. ഒഡാസിറ്റി തുറന്ന് File Open വഴി ആവശ്യമുള്ള ഓഡിയോ ഫയല്‍ കൊണ്ടുവരിക. ഇനി ക്ലിക്കുകള്‍ ഉള്ള ഭാഗം സെലക്റ്റ് ചെയ്യണം. Ctrl A അമര്‍ത്തിയാല്‍ മൊത്തം സെലക്റ്റാകും. ശേഷം Effects Click Removal എടുക്കുക. സെറ്റിംഗ്സില്‍ മാറ്റമൊന്നും വേണ്ടെങ്കില്‍ ഓക്കെ കൊടുക്കാം. ഇപ്പോള്‍ ക്ലിക്കെല്ലാം പോയിട്ടുണ്ടാവും. ഇനി File Export Audio ഉപയോഗിച്ച് എം.പി.ത്രീ. ഫയലും മറ്റുമാക്കി മാറ്റാം. ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്ററിലെ ഗെയിമുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ഫ്രീഡൂം (Freedoom) എന്ന പേര് ശ്രദ്ധയില്‍പ്പെട്ടത്. സ്ക്രീന്‍… ഏറെ നേരം കംപ്യൂട്ടറുപയോഗിക്കുന്നവര്‍ക്കെല്ലാം കണ്ണിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ചെറിയ അസ്വസ്ഥത മുതല്‍ കംപ്യൂട്ടര്‍ വിഷന്‍ … ട്രാക്കര്‍മാര്‍ക്ക് ഇനി തലകറക്കം; ഇതാ, മോസില്ലയുടെ നൂറു ടാബുകള്‍ ഫെയ്സ്ബുക്കില്‍നിന്നും ഗൂഗിളില്‍നിന്നുമെല്ലാമുള്ള സ്ക്രിപ്റ്റുകള്‍ ഇന്ന് ഇന്റര്‍നെറ്റിലെ വലിയ പങ്ക് സൈറ്റുകളിലും ഉള്‍പ്പെട്ടിട്ട… എല്ലാ വര്‍ഷവും ജൂലായ് മാസമാണല്ലോ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാറുള്ളത്. അതിനുമുമ്പുതന്നെ ഓര്‍മപ്പെടുത്തലുമായി ആദായനികുതി വ… ഈയിടെ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് കാണാത്തവരുണ്ടാവില്ല. നല്ല കഥയ്ക്കും സവിധാനത്തിനും പുറമെ ജംഗിള്‍ ബുക്കിനെ വലിയൊരു സംഭവമാക്കി മ… വൈറസ്സുകളില്ല എന്നതാണ് പലപ്പോഴും ഗ്നു/ലിനക്സിനെ ആകര്‍ഷകമാക്കുന്നത്. വൈറസ്സുകളുടെ കളിസ്ഥലമായ വിന്‍ഡോസ് കാലക്രമേണ പതുക്കെയാവുകയും … കോട്ടയം: കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം ഓണത്തോടനുബന്ധിച്ച് 2021 ആഗസ്റ്റ് 20ാം തീയതി 16 വയസുവരെയുള്ള വിദ്യാർത്ഥികൾക്കായി കുട്ടി ഷെഫ് മത്സരം സംഘടിപ്പിക്കുന്നു. സ്നാക്സ് വിഭവങ്ങൾ (വെജിറ്റേറിയൻ… ഗൂഡല്ലൂർ: ശക്തമായ മഴയെത്തുടർന്ന് നീലഗിരി ജില്ലയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇത് വൈദ്യുതി ഉത്പാദനത്തിന് ഏറെ സഹായകമായിട്ടുണ്ട്. ജില്ലയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പന്ത്രണ്ട് ഡാമുകളാണുള്ളത്. അപ്പർ ഭവാനി, പൈക്കാര, ശിങ്കാര, പോർത്തിമന്ദ്, കുന്താ തുടങ്ങിയ ഡാമുകളാണിവ. നീലഗിരിയിൽ നിന്ന് തമിഴ്നാടിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കേരളത്തിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. കൽപ്പറ്റ: നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും പുറന്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി സുൽത്താൻ ബത്തേരി: നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാതയുടെ ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും സംബന്ധിച്ച നടപടികൾ പൂർത്തി കൽപ്പറ്റ: പട്ടികവിഭാഗങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പിൽ നിന്നും വിവിധ ഏജൻസികൾ മുഖേനയും അനുവദിച്ച് നൽകിയ വീട് അ കൽപ്പറ്റ: കൈപ്പാട്ടുകുന്ന് മുക്രാമൂല ഏച്ചോം റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 12 വരെ വാഹന ഗതാ മാനന്തവാടി: കല്ലോടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ കൽപ്പറ്റ: വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത് നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റിന് മുന്പിൽ ഉപവാസവും സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ-വയനാട് റെയിൽവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി റെയി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 അതിദാരിദ്ര്യ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് 12ാം വാർഡിൽ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി ര മാനന്തവാടി: സിപിഎം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് 12-ാ വാർഡംഗം ജോണി മറ്റത്തിലാനി. പ് ബിജെപിക്ക് ജില്ലയിൽ ഇനി ആറ് മണ്ഡലം പ്രസിഡന്‍റുമാർ മാനന്തവാടി: ബിജെപിക്ക് ഇനി ജില്ലയിൽ ആറ് മണ്ഡലം പ്രസിഡന്‍റുമാരായിരിക്കും ഉണ്ടാവുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ബത്തേരി നിയോജകമണ്ഡലം ജനജാഗ്രത യാത്രയ്ക്ക് തുടക്കം സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനജാഗ്രതയാത്രക്ക് അവേശകരമായ തുടക്കം. ബുധനാഴ്ച ബത്തേരി കോട്ടക കണിയാരം: ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമാ ലോക എയ്ഡ്സ് ദിനാചരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൽപ്പറ്റ: അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തോടെ ഈ വർഷം ആചരിക്കുന്ന ലോക മുട്ടിൽ: കേരള സർക്കാർ മണ്ണ് പര്യവേഷണ മണ്ണ് പരിശോധന മൊബൈൽ യൂണിറ്റും കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാല ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ കൽപ്പറ്റ: രാജ്യത്തിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകർ കരുവാരകുണ്ട്: വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകരുടെ ജീവിതം വഴിമുട്ടുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മ ലീഗ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പി.പി. ഷൈജൽ കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരേ വീണ്ടും ഗുരുതര ആരോപണവുമായി എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ല, ചരക്ക് വാഹനങ്ങൾ തടഞ്ഞ് കർണാടക സുൽത്താൻ ബത്തേരി: ആർടിസിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ചരക്കുവാഹനങ്ങൾ കർണാടക അതിർത്തിയിൽ തടഞ്ഞ കണിയാന്പറ്റ: 21 വർഷമായി നൂലാമാലകളിൽ കുരുങ്ങിക്കിടന്ന കൂടോത്തുമ്മൽ-വേലിയന്പം റോഡ് നിർമാണത്തിന് വീണ്ടും വഴിയൊരു കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുളള ധനസഹാ കേണിച്ചിറ: കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് നിന്നുപോയ നടവയൽ-കോഴിക്കോട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഭരണഘടന കരുതലും കാവലും: സെമിനാർ സംഘടിപ്പിച്ചു തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഭരണഘടന കരുതലും കാവലും എ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം: ഐഎൻടിയുസി സുൽത്താൻ ബത്തേരി: ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കർഷക കോണ്‍ഗ്ര കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം: ജന ജാഗ്രത യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി തുടക്കമായി കൽപ്പറ്റ/മാനന്തവാടി: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭമായ ജൻ ജാഗരണ്‍ അഭിയാന്‍റെ ഭാഗമായി വയനാട് ജില്ലയിൽ ജൻ ജാഗരണ്‍ യാത ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു ഗോപാൽ രത്ന അവാർഡ് കൽപ്പറ്റ: എടവക ഗ്രാമപ്പഞ്ചായത്ത് രണ്ടേനാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അപ്രതീക്ഷിത സന്ദർശനം കൽപ്പറ്റ: തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂ പഴശി കലാപങ്ങൾക്ക് ശക്തി പകർന്നത് വയനാട്ടിലെ കാർഷിക ജനസമൂഹം: മാർഗരറ്റ് ഫ്രൻസ് പുൽപ്പള്ളി: വയനാട്ടിൽ പഴശി കലാപങ്ങളുടെ ആദ്യകാല വിജയത്തിന് കാരണം ഇവിടുത്തെ ആദിവാസി ഗോത്ര കാർഷിക സമൂഹത്തിന്‍റെ പൂ കൽപ്പറ്റ: ബ്ലാക്ക് പെപ്പർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോസ് മാത്യു കൊളന്പേൽ രചിച്ച ഏയ്ഞ്ചൽ എഗെയ്ൻ എന്ന ഇംഗ്ലീഷ് കവിതാ സമ സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിർത്തി: മന്ത്രി അഹമ്മദ് ദേവർകോവിൽ മാനന്തവാടി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ വഴി സർക്കാരിന് കഴി ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൽപ്പറ്റ: ജില്ലയിൽ 10 കെവിഎ മുതൽ ശേഷിയുള്ള ജനറേറ്റർ ഉപയോഗിക്കുന്നവർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും സുരക്ഷാ സർ സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണം: കെഎസ്ടിഎ സുൽത്താൻ ബത്തേരി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിച്ചു പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെഎസ്ടിഎ ബത്തേരി ഉപജ ഗൂഡല്ലൂർ: ഗൂഡല്ലൂർ-നാടുകാണി റോഡ് നന്നാക്കും. നാടുകാണിയിൽ നിന്ന് കേരള അതിർത്തി വരെയുള്ള ആറ് കിലോമീറ്റർ റോഡ് കുണ്ടു പയ്യന്പള്ളി -കാപ്പിസെറ്റ് റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചു മാനന്തവാടി: കിഫ്ബി ധനസഹായത്താൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പയ്യന്പള്ളി-കാപ്പിസെറ്റ് റോഡിന്‍റെ നിർമാണ പ്രവൃ മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള മാനന്തവാടി ഉപജില്ലാ കലാവേദി അധ്യാപക കലോത്സവം സം കൽപ്പറ്റ: ഇരുനൂറ്റിപ്പതിനേഴാമത് പഴശിദിനാചരണവും ചരിത്രസെമിനാറും ഇന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് കോവിഡ് വ്യാപന ഭീതി! അതിർത്തികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക മാനന്തവാടി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനിൽക്കെ കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കോവ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 26 സുൽത്താൻ ബത്തേരി: നിക്ഷേപകരെയും സഹകാരികളെയും സമ്മർദ്ദത്തിലാക്കി സഹകരണമേഖലയെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം പനമരത്ത് കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പനമരത്ത് നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ക ഫ്രണ്ട് ഓഫീസ് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി കൽപ്പറ്റ നഗരസഭ കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ മുതുമല വനപാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു ഗൂഡല്ലൂർ: ഗൂഡല്ലൂർ-മൈസൂർ ദേശീയ പാതയിൽ മുതുമല വനപാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. കഴി മാനന്തവാടി: കേന്ദ്ര ഫീൽഡ് ഒൗട്ട്റീച്ച് ബ്യൂറോ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ബോ കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതായാത്രക്ക് ഇന്ന് ജില്ലയിൽ തുടക്കമാവും. ഇന് മാലിന്യ സംസ്കരണ യൂണിറ്റ് നോക്കുകുത്തി: ഈച്ചയും കൊതുകും നിറഞ്ഞു പഞ്ചായത്ത് സ്റ്റേഡിയം വൈത്തിരി: പൊഴുതന പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് സ്റ്റേഡിയം പരിസരം മാലിന്യകേന്ദ്രമായി മാറി. പ്രദേശത്തെ അങ്കണവാടിക്ക് സമീപം ഭീഷണിയായി പാതി തകർന്ന കെട്ടിടം വൈത്തിരി: പൊളിഞ്ഞു വീഴാറായ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. പൊഴുതന ഗ്രാമപ്പഞ്ചായത്തിന് സമീപം അങ്കണവാടിക്ക് പിറകില മാനന്തവാടി: കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭക കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തിലേക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയി കൽപ്പറ്റ: നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും പുറന്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി സുൽത്താൻ ബത്തേരി: നിലന്പൂർ-നഞ്ചൻഗോഡ് റെയിൽപാതയുടെ ഡിപിആറും ഫൈനൽ ലൊക്കേഷൻ സർവേയും സംബന്ധിച്ച നടപടികൾ പൂർത്തി കൽപ്പറ്റ: പട്ടികവിഭാഗങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പിൽ നിന്നും വിവിധ ഏജൻസികൾ മുഖേനയും അനുവദിച്ച് നൽകിയ വീട് അ കൽപ്പറ്റ: കൈപ്പാട്ടുകുന്ന് മുക്രാമൂല ഏച്ചോം റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 12 വരെ വാഹന ഗതാ മാനന്തവാടി: കല്ലോടി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ കൽപ്പറ്റ: വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത് നിയമസഭാ മാർച്ചും സെക്രട്ടേറിയറ്റിന് മുന്പിൽ ഉപവാസവും സുൽത്താൻ ബത്തേരി: നഞ്ചൻഗോഡ്-നിലന്പൂർ-വയനാട് റെയിൽവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരവുമായി റെയി കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 അതിദാരിദ്ര്യ പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി മാനന്തവാടി: തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് 12ാം വാർഡിൽ അതിദാരിദ്ര്യ ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി ര മാനന്തവാടി: സിപിഎം ഉന്നയിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് തവിഞ്ഞാൽ പഞ്ചായത്ത് 12-ാ വാർഡംഗം ജോണി മറ്റത്തിലാനി. പ് ബിജെപിക്ക് ജില്ലയിൽ ഇനി ആറ് മണ്ഡലം പ്രസിഡന്‍റുമാർ മാനന്തവാടി: ബിജെപിക്ക് ഇനി ജില്ലയിൽ ആറ് മണ്ഡലം പ്രസിഡന്‍റുമാരായിരിക്കും ഉണ്ടാവുകയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ. ബത്തേരി നിയോജകമണ്ഡലം ജനജാഗ്രത യാത്രയ്ക്ക് തുടക്കം സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനജാഗ്രതയാത്രക്ക് അവേശകരമായ തുടക്കം. ബുധനാഴ്ച ബത്തേരി കോട്ടക കണിയാരം: ഫാ. ജികെഎം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമാ ലോക എയ്ഡ്സ് ദിനാചരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു കൽപ്പറ്റ: അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന സന്ദേശത്തോടെ ഈ വർഷം ആചരിക്കുന്ന ലോക മുട്ടിൽ: കേരള സർക്കാർ മണ്ണ് പര്യവേഷണ മണ്ണ് പരിശോധന മൊബൈൽ യൂണിറ്റും കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാല ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ കൽപ്പറ്റ: രാജ്യത്തിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിലോ സ്വാതന്ത്ര്യ സമരത്തിലോ പ്രസ്താവ്യമായ ഒരു പങ്കുമില്ലാത്തവർ വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകർ കരുവാരകുണ്ട്: വാനര ശല്യത്തിൽ പൊറുതിമുട്ടി മലയോര കർഷകരുടെ ജീവിതം വഴിമുട്ടുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ മ ലീഗ് നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി പി.പി. ഷൈജൽ കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിനെതിരേ വീണ്ടും ഗുരുതര ആരോപണവുമായി എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ല, ചരക്ക് വാഹനങ്ങൾ തടഞ്ഞ് കർണാടക സുൽത്താൻ ബത്തേരി: ആർടിസിപിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ചരക്കുവാഹനങ്ങൾ കർണാടക അതിർത്തിയിൽ തടഞ്ഞ കണിയാന്പറ്റ: 21 വർഷമായി നൂലാമാലകളിൽ കുരുങ്ങിക്കിടന്ന കൂടോത്തുമ്മൽ-വേലിയന്പം റോഡ് നിർമാണത്തിന് വീണ്ടും വഴിയൊരു കൽപ്പറ്റ: കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുളള ധനസഹാ കേണിച്ചിറ: കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് നിന്നുപോയ നടവയൽ-കോഴിക്കോട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഭരണഘടന കരുതലും കാവലും: സെമിനാർ സംഘടിപ്പിച്ചു തരുവണ: വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ചെറുകര റിനൈസൻസ് ലൈബ്രറിയിൽ ഭരണഘടന കരുതലും കാവലും എ ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം: ഐഎൻടിയുസി സുൽത്താൻ ബത്തേരി: ക്ഷീരകർഷകരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള കർഷക കോണ്‍ഗ്ര കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 206 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 2 കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം: ജന ജാഗ്രത യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി തുടക്കമായി കൽപ്പറ്റ/മാനന്തവാടി: കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭമായ ജൻ ജാഗരണ്‍ അഭിയാന്‍റെ ഭാഗമായി വയനാട് ജില്ലയിൽ ജൻ ജാഗരണ്‍ യാത ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിനു ഗോപാൽ രത്ന അവാർഡ് കൽപ്പറ്റ: എടവക ഗ്രാമപ്പഞ്ചായത്ത് രണ്ടേനാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദീപിതിഗിരി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അപ്രതീക്ഷിത സന്ദർശനം കൽപ്പറ്റ: തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയവും നവീകരണം നടക്കുന്ന ചിറയും സംസ്ഥാന മ്യൂ പഴശി കലാപങ്ങൾക്ക് ശക്തി പകർന്നത് വയനാട്ടിലെ കാർഷിക ജനസമൂഹം: മാർഗരറ്റ് ഫ്രൻസ് പുൽപ്പള്ളി: വയനാട്ടിൽ പഴശി കലാപങ്ങളുടെ ആദ്യകാല വിജയത്തിന് കാരണം ഇവിടുത്തെ ആദിവാസി ഗോത്ര കാർഷിക സമൂഹത്തിന്‍റെ പൂ കൽപ്പറ്റ: ബ്ലാക്ക് പെപ്പർ ബുക്സ് പ്രസിദ്ധീകരിക്കുന്ന ജോസ് മാത്യു കൊളന്പേൽ രചിച്ച ഏയ്ഞ്ചൽ എഗെയ്ൻ എന്ന ഇംഗ്ലീഷ് കവിതാ സമ സപ്ലൈകോ വിലക്കയറ്റം പിടിച്ചുനിർത്തി: മന്ത്രി അഹമ്മദ് ദേവർകോവിൽ മാനന്തവാടി: കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ വഴി സർക്കാരിന് കഴി ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൽപ്പറ്റ: ജില്ലയിൽ 10 കെവിഎ മുതൽ ശേഷിയുള്ള ജനറേറ്റർ ഉപയോഗിക്കുന്നവർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നും സുരക്ഷാ സർ സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണം: കെഎസ്ടിഎ സുൽത്താൻ ബത്തേരി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിച്ചു പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കെഎസ്ടിഎ ബത്തേരി ഉപജ ഗൂഡല്ലൂർ: ഗൂഡല്ലൂർ-നാടുകാണി റോഡ് നന്നാക്കും. നാടുകാണിയിൽ നിന്ന് കേരള അതിർത്തി വരെയുള്ള ആറ് കിലോമീറ്റർ റോഡ് കുണ്ടു പയ്യന്പള്ളി -കാപ്പിസെറ്റ് റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചു മാനന്തവാടി: കിഫ്ബി ധനസഹായത്താൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പയ്യന്പള്ളി-കാപ്പിസെറ്റ് റോഡിന്‍റെ നിർമാണ പ്രവൃ മാനന്തവാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള മാനന്തവാടി ഉപജില്ലാ കലാവേദി അധ്യാപക കലോത്സവം സം കൽപ്പറ്റ: ഇരുനൂറ്റിപ്പതിനേഴാമത് പഴശിദിനാചരണവും ചരിത്രസെമിനാറും ഇന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് കോവിഡ് വ്യാപന ഭീതി! അതിർത്തികളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടക മാനന്തവാടി: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന ആശങ്ക നിലനിൽക്കെ കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കോവ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 82 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 26 സുൽത്താൻ ബത്തേരി: നിക്ഷേപകരെയും സഹകാരികളെയും സമ്മർദ്ദത്തിലാക്കി സഹകരണമേഖലയെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം പനമരത്ത് കൽപ്പറ്റ: ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പനമരത്ത് നടക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ക ഫ്രണ്ട് ഓഫീസ് സേവനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങി കൽപ്പറ്റ നഗരസഭ കൽപ്പറ്റ: നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഇനി കൂടുതൽ ലളിതവും സുതാര്യവ മുതുമല വനപാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു ഗൂഡല്ലൂർ: ഗൂഡല്ലൂർ-മൈസൂർ ദേശീയ പാതയിൽ മുതുമല വനപാതയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. കഴി മാനന്തവാടി: കേന്ദ്ര ഫീൽഡ് ഒൗട്ട്റീച്ച് ബ്യൂറോ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ബോ കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതായാത്രക്ക് ഇന്ന് ജില്ലയിൽ തുടക്കമാവും. ഇന് മാലിന്യ സംസ്കരണ യൂണിറ്റ് നോക്കുകുത്തി: ഈച്ചയും കൊതുകും നിറഞ്ഞു പഞ്ചായത്ത് സ്റ്റേഡിയം വൈത്തിരി: പൊഴുതന പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് സ്റ്റേഡിയം പരിസരം മാലിന്യകേന്ദ്രമായി മാറി. പ്രദേശത്തെ അങ്കണവാടിക്ക് സമീപം ഭീഷണിയായി പാതി തകർന്ന കെട്ടിടം വൈത്തിരി: പൊളിഞ്ഞു വീഴാറായ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. പൊഴുതന ഗ്രാമപ്പഞ്ചായത്തിന് സമീപം അങ്കണവാടിക്ക് പിറകില മാനന്തവാടി: കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭക കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തിലേക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയി ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു മണിചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ്: ദന്പതികൾക്കെതിരേ കേസെടുത്തു രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ഡോക്ടർക്ക്, സന്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta ചൂളപ്പടി-കടമാഞ്ചിറ-കൊടിനാട്ടുംകുന്ന് റോഡ് തകർന്ന് സഞ്ചാരം ദുരിതമായി Kottayam ഒന്നരമണിക്കൂർ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു Thrissur പേരാമ്പ്ര കൈതയ്ക്കലിൽ കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു Kozhikode കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി Kannur ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ജീവന്‍ പണയംവച്ച് ജോലി‌ Kasaragod സമൂഹത്തിൽ ആശ്വാസ കിരണമാകാനാകണം: മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ Pathanamthitta ചൂളപ്പടി-കടമാഞ്ചിറ-കൊടിനാട്ടുംകുന്ന് റോഡ് തകർന്ന് സഞ്ചാരം ദുരിതമായി Kottayam ഒന്നരമണിക്കൂർ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു Thrissur പേരാമ്പ്ര കൈതയ്ക്കലിൽ കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു Kozhikode കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി Kannur ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ജീവന്‍ പണയംവച്ച് ജോലി‌ Kasaragod സത്യത്തില്‍ മറ്റു ചില ദൌത്യങ്ങളുമായാണ് ഇരിപ്പിടം എന്ന ഈ ബ്ലോഗിന് തുടക്കം കുറിച്ചത് .അതിനിടയില്‍ യാദൃശ്ചികമായി ബ്ലോഗര്‍ മാര്‍ക്കു ചില ഞുണ്ക്കു വിദ്യകള്‍ പകര്‍ന്നു നല്‍കാനുള്ള അവസരവും ഈ ബ്ലോഗുലകത്തില്‍ നിന്നു വീണു കിട്ടി .അതിനു ബ്ലോഗനാര്‍ കാവില്‍ അമ്മയോടും ബ്ലോഗുല മാതാവിനോടും നന്ദി പറയുന്നു . ചില സുഹൃത്തുക്കള്‍ ആറ്റു നോറ്റു ണ്ടാക്കുന്ന ബ്ലോഗുകളില്‍ അനുയായികളെ (followers =ആരാധകര്‍ എന്ന് സ്വയം പുകഴ്ത്തി പറയാം ചേര്‍ക്കാന്‍ പാടു പെടുന്നത് കണ്ടു ഉണ്ടായ മന:ക്ലേശം കൊണ്ടാണ് ഈ പോസ്റ്റിനു തുനിയുന്നത്.തുടക്കത്തില്‍ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.ബ്ലോഗിങ് സഹായിയായ ആദ്യാക്ഷരിയൊക്കെ കാണാതെ പഠിച്ചിട്ടും പരിഹരിക്കാതെ കിടന്നു എന്‍റെ അനുയായി പ്രശ്നം .ബ്ലോഗറില്‍ അനുയായി ഗാഡ്ജെറ്റ് തപ്പുമ്പോ ളൊക്കെ പരീക്ഷണാത്മകം എന്നോ experimental എന്നോ പറഞ്ഞു ബ്ലോഗര്‍ ആശാന്‍ നമ്മളെ വട്ടം ചുറ്റിക്കുകയാവും. അങ്ങനെ വിഷമിച്ചിരിക്കുന്നവരെ നിങ്ങള്‍ ഉണര്ന്നെനീക്കുവിന്‍ ഇതാ GOOGLE FRIEND CONNECT നിങ്ങളുടെ സഹായത്തിനു എത്തിയിരിക്കുന്നു . എങ്ങനെയെന്നല്ലെ വളരെ എളുപ്പം ആദ്യം ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനില്‍ google friend connect തിരഞ്ഞു തുറന്നു വരുന്ന പേജില്‍ നിങ്ങളുടെ G mail അക്കൌണ്ട് ഉപയോഗിച്ച് പ്രവേശിക്കുക .അപ്പോള്‍ ഇടതു വശത്ത്‌ നിങ്ങളുടെ ബ്ലോഗുകളുടെ പേരും അതിനു വലതു ഭാഗത്തായി ആദ്യം തന്നെ അംഗങ്ങള്‍ ഗാഡ് ജെറ്റ് ചേര്‍ക്കുക എന്ന് മലയാളത്തിലോ ഒന്ന് ഓപ്പന്‍ ചെയ്തു നോക്ക് ഒരു പോലീസ് കാരനെ സഹായത്തിനു വിളിക്കാന്‍ മറക്കണ്ട .ക്യു നില്‍ക്കുന്ന ആരാധകര്‍ ബഹളമുണ്ടാക്കാതിരിക്കാന്‍ ഒരു മുന്കരുതലിനാ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് . ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ്‌ നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു . ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് . ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും വരും .ഇതില്‍ remove എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും മാറിക്കിട്ടും . ഒബാമ വരുന്നത് കള്ള് കുടിക്കാനോ ? അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയ്‌ക്കായി വന്‍ മദ്യശേഖരവും ഒരുക്കി കാത്തിരിക്കുകയാണ്‌ മുംബൈയിലെ താജ്‌ ഹോട്ടല്‍. ഒബാമ മുംബൈ സന്ദര്‍ശിക്കുമ്പോള്‍ ഇവിടെയാണ്‌ താമസിക്കുന്നത്‌. താജ്‌ ഹോട്ടല്‍ തയാറാക്കിയിരിക്കുന്ന മദ്യശേഖരത്തിന്റെ കണക്കുകള്‍ കേട്ടാല്‍തോന്നും ഒബാമ കള്ളുകുടിക്കാനാണോ ഇന്ത്യയിലേക്ക്‌ വരുന്നതെന്ന്‌. അഞ്ചു ലക്ഷം മുതല്‍ അമ്പതിനായിരം രൂപവരെ വില വരുന്ന മദ്യങ്ങളാണ്‌ അമേരിക്കന്‍ പ്രസിഡന്റിനായി താജ്‌ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്‌. ഒബാമയ്‌ക്കായി ഒരുക്കുന്ന ബാറിലെ ഏറ്റവും മുന്തിയ മദ്യം അഞ്ചു ലക്ഷം രൂപ വിലവരുന്ന ഗ്ലെന്‍ഫിഡിച്ച്‌ സ്‌കോച്ച്‌ വിസ്‌കിയാണ്‌. 40 വര്‍ഷം പഴക്കമുള്ളതാണ്‌ ഈ വിസ്‌കി. 600 ബോട്ടിലുകള്‍ മാത്രമേ ഇത്‌ നിര്‍മിച്ചിട്ടുള്ളൂ. ഇതില്‍ ഒരു ബോട്ടില്‍ മാത്രമാണ്‌ താജ്‌ ഹോട്ടലുകാരുടെ പക്കലുള്ളത്‌. ലോകത്തിലെ ഏറ്റവും മുന്തിയ ഇനം മദ്യമാണിത്‌. ലൂയിസ്‌ 13 കോണ്‍യാക്ക്‌ ബ്രാന്‍ഡിയാണ്‌ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 1,48,000 രൂപയാണ്‌ ഇതിന്റെ വില. ഇതും അപൂര്‍വ ഇനം ബ്രാന്‍ഡിയാണ്‌. 30 വര്‍ഷം പഴക്കമുള്ള ബാല്‍വെയ്‌നി വിസ്‌കി. 1,58,000 രൂപയാണ്‌ ഇതിന്റെ വില. അമ്പതിനായിരം രൂപ വിലവരുന്ന ഡോം പെര്‍ജിനോണ്‍ റോസ്‌ ഷാമ്പേയ്‌നും ഒബാമയ്‌ക്കായി ഒരുക്കിയിട്ടുണ്ട്‌. ഫ്രാന്‍സില്‍നിന്നാണ്‌ ഇവന്റെ വരവ്‌. ഒബാമയുടെ ഭാര്യ മിഷേലിനായി പ്രത്യേക വൈനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇങ്ങനെ മദ്യപിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കും എന്നാണ്‌ അമേരിക്കക്കാര്‍ ചോദിക്കുന്നത്‌. ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിടന്റിനായി വേറെ വല്ല മസാലക്കൂട്ടും നമമുടെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചു വരികയാണ് അതിഥി ദേവോ ഭവ എന്നാണല്ലോ ! ആരും ആഗ്രഹിക്കുന്ന ഒന്നാണ് അവനവനു യോജിച്ച ഒരു ഇരിപ്പിടം .ജീവിതത്തെ അല്പമെങ്കിലും സ്നേഹിക്കുന്ന ഏതൊരാളുടെയും തുച്ചമായ ആഗ്രഹം .ഓടിത്തളര്‍ന്നു കിതയ്ക്കുമ്പോള്‍ ഈ വിശാലമായ ലോകത്തില്‍എവിടെയെങ്കിലും ഒന്ന് നടു നിവര്‍ക്കാന്‍ ഒരഭയ സ്ഥാനം എല്ലാവരും തന്റേതു മാത്രമായ ഒരു സ്പേസിനു വേണ്ടി യാണ് ഈ ജീവിത കൊടും വഴികളില്‍ കാത്തു നില്‍ക്കുന്നത്. കിട്ടുന്ന ഇരിപ്പിടങ്ങളില്‍ മാത്രം ഒതുങ്ങി ക്കൂടി ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ ഉണ്ട് .കിട്ടിയ ഇരിപ്പിടങ്ങള്‍ പോരാതെ പുതിയവ തേടി അലയുന്നവരും ഉണ്ട് ,ഇരിപ്പിടങ്ങള്‍ മാറി മാറി കണ്ടെത്തുന്നത് ചിലര്‍ക്ക് ഹരമാണ് .ചിലര്‍ക്ക് കലയും ,ചിലര്‍ക്കതൊരു കളിയും ആണ് ,ജീവിത യാത്രക്കിടയില്‍ സൌകര്യങ്ങള്‍ നോക്കി ഇരിപ്പിടങ്ങള്‍ മാറി മാറി ഇരിക്കും ചിലര്‍ .അടുത്ത ഇരിപ്പിടത്തിന്നായി അപരനെ തള്ളി മാറ്റും ചിലര്‍ ചിലര്‍ക്കാകട്ടെ പരക്കം പാച്ചിലിനിടയില്‍ ഉണ്ടായിരുന്ന ഇരിപ്പിടം തന്നെ നഷ്ടപ്പെട്ടെന്നും വരാം . ഉന്നതമായ ഇരിപ്പിടങ്ങളിലേക്ക് പൊടുന്നനെ ഉയര്‍ത്തപ്പെട്ടവര്‍ എത്രയോ അധികമുണ്ട് .ഉറച്ചിരുന്ന ഇരിപ്പിടങ്ങളില്‍ നിന്ന് പെട്ടന്നൊരു നിമിഷം പതനത്തിലേക്ക് എറിയപ്പെട്ടവരും അനവധി ! സ്ഥായിയാണെന്ന് കരുതിയ ഇരിപ്പിടങ്ങള്‍ കൊടുങ്കാറ്റുകളില്‍ പെട്ട് ഇളകി മറിഞ്ഞെന്നു വരാം . തകര്‍ന്നു വീഴുമെന്നു കരുതിയ ഇരിപ്പിടങ്ങള്‍ അത്ഭുതം പോലെ ഉറച്ചു നിന്നെന്നും വരാം. എന്ത് തന്നെ യായാലും ഇരിപ്പിടം എല്ലാവര്ക്കും അത്യന്താപേക്ഷിതമാണ് .ജീവിതത്തിന്റെ അനിവാര്യത. കിട്ടിയ ഇരിപ്പിടങ്ങളില്‍ ഇരുന്നു കിട്ടാനുള്ള ഇരിപ്പിടങ്ങളെ ക്കുറിച്ച് സ്വപനം കാണുന്നവരേ നിങ്ങള്‍ ഇനിയെങ്കിലും അറിയുക ഒരിക്കല്‍ പോലും ഇരിപ്പിടങ്ങള്‍ കിട്ടാതെ അലയുന്ന ബ്ലോഗെഴുത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉത്സാഹം ജനിപ്പിക്കുന്ന ഫലപ്രാപ്തികള്‍ എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ ബ്ലോഗെഴുതുന്നത് നേരംപോക്കിനുവേണ്ടിയാണ് വലിയ സാഹിത്യമൊന്നും പ്രതീക്ഷിക്കരുത് ഇരിപ്പിടം ലോഗോ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ താഴെയുള്ള കോഡ്‌ കോപ്പി ചെയ്തു ചേര്‍ക്കുക ഈ ബ്ലോഗ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ മുകളില്‍ കൊടുത്തിരിക്കുന്ന HTML code നിങ്ങളുടെ ബ്ലോഗില്‍ ഒരു HTML/Java script ഗാഡ്ജെറ്റ് ആയി നല്‍കുക. Height, width എന്നിവ നിങ്ങളുടെ ബ്ലോഗിനനുസൃതമായി ക്രമീകരിക്കാം വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വിമാനം (വിവക്ഷകൾ) എന്ന താൾ കാണുക. നിശ്ചലമായ ചിറകുകളുള്ളതും യാന്ത്രികോർ‌ജ്ജത്താൽ പ്രവർത്തിക്കുന്നതും വായുവിനേക്കാൾ ഭാരം കൂടിയതുമായ ആകാശനൗകകളെ വിമാനങ്ങൾ എന്നു പറയുന്നു.റോട്ടർക്രാഫ്റ്റുകളിൽ നിന്നും ഓർണിതോപ്റ്ററുകളിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങൾ ചലിക്കാത്ത ചിറകുകൾ ഉപയോഗിച്ചാണ് ഉയർത്തൽ ബലം ഉണ്ടാക്കുന്നത്.വിമാനങ്ങളെ airplanes എന്ന് വടക്കേ അമേരിക്കയിലും (യു.എസ്.എ, കാനഡ എന്നിവ aeroplanes എന്ന് അയർലന്റിലും കാനഡ ഒഴികെയുള്ള കോമൺ‌വൽത്ത് രാജ്യങ്ങളിലും സാധാരണ സൂചിപ്പിക്കുന്നു. ഇന്ത്യയിലും aeroplanes എന്നാണ് ഉപയോഗിക്കുന്നത്.[1] വിമാനങ്ങളെ ഇംഗ്ലീഷിൽ planes എന്നും ചുരുക്കരൂപത്തിൽ പറയുന്നു. ഒരു എയർബസ് A380 വിമാനം-ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വലിയ സൈനികേതര യാത്രാവിമാനം ന്യൂയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന ഒരു ട്വിൻ ടർബോഫാൻ എൻ‌ജിൻ യാത്രാവിമാനം പുരാതന ഇന്ത്യയിലെ ഭോജൻ രചിച്ച സമരാങ്കണസൂത്രധാരം എന്ന ഗ്രന്ഥത്തിൽ വിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട്[2 പതിനഞ്ചാം നൂറ്റാണ്ടിൽ ലിയണാർഡോ ഡാവിഞ്ചി പറക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങൾ പരീക്ഷിക്കുകയും ചെയ്തിരുന്നു[3]. മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ (Soaring bird) ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം. പറക്കുമ്പോൾ അനുഭവപ്പെടുന്ന ബലങ്ങളും മറ്റും കൃത്യമായി മനസ്സിലാക്കിയ ആദ്യത്തെ ശാസ്ത്രജ്ഞനായി സർ ജോർജ് കെയ്‌ലി(1773-1857) അറിയപ്പെടുന്നു. ഉയർത്തൽ ബലം ഉണ്ടാക്കാനും നിയന്ത്രണത്തിനും സ്ഥിരതയ്ക്കും വ്യത്യസ്ത ഭാഗങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം അദ്ദേഹമാണ് ആദ്യമായി ആവിഷ്കരിച്ചത്. ഒരു ഇംഗ്ലീഷ് എൻ‌ജിനീയർ ആയിരുന്ന ഇദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങൾ ഒരു വെള്ളിനാണയത്തിൽ രേഖപ്പെടുത്തി വെക്കുകയുണ്ടായി. അതിന്റെ ഒരു വശത്ത് പറക്കുന്ന വാഹനത്തിൽ അനുഭവപ്പെടുന്ന ബലങ്ങളും മറുവശത്ത് ഒരു സെറ്റ് ചിറകുകളുള്ള ഒരു ഗ്ലൈഡറിന്റെ രൂപകല്പനയുമായിരുന്നു ഉണ്ടായിരുന്നത്.തന്റെ അറിവുകളുടെ വെളിച്ചത്തിൽ വിവിധ തരം ഗ്ലൈഡറുകൾ അദ്ദേഹം പറത്തുകയുണ്ടായി. ജർമ്മൻ‌കാരനായ ഒട്ടോ ലിലിയെന്താൾ ശാസ്ത്രീയമായ രീതിയിൽ തുടർച്ചയായി ഗ്ലൈഡറുകൾ പറത്തിയ ആദ്യ വ്യക്തിയാണ്.വളഞ്ഞ എയറോഫോയിൽ ഉള്ള ചിറകുകളും വെർട്ടിക്കൽ,ഹോറിസോണ്ടൽ ചിറകുകളും അദ്ദേഹത്തിന്റെ ഗ്ലൈഡറുകളുടെ പ്രത്യേകതയായിരുന്നു. പോട്ടോമാക് നദിയിൽ 1903ന് സാമുവേൽ ലാംഗ്‌ലി നടത്തിയ എയ്റോഡ്രോം പരീക്ഷണം. 1896 മെയ് 6 ന് സാമുവേൽ ലാംഗ്‌ലി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ പൈലറ്റില്ലാത്തതും എൻ‌ജിൻ ഉപയോഗിച്ചതുമായ ആദ്യത്തെ വിമാനം പറത്തി. എയ്റോഡ്രോം 5 എന്നറിയപ്പെട്ട ആ വിമാനം വിർജീനിയയിലെ പോട്ടോമാക് നദിയിലാണ് പരീക്ഷിക്കപ്പെട്ടത്.1896 നവം‌ബർ 28 ന് 'എയ്റോഡ്രോം 6'ഉം അദ്ദേഹം പരീക്ഷിച്ചു.1460 മീറ്ററോളം ഈ മോഡൽ പറന്നു.1901 ലും 1903ലും അദ്ദേഹം തന്റെ ചെറിയ എൻ‌ജിനുകൾ ഉപയോഗിക്കുന്ന മോഡലുകൾ പരീക്ഷിച്ചു. ശക്തമായ ഒരു എൻ‌ജിൻ രൂപകല്പന ചെയ്യാൻ അദ്ദേഹം സ്റ്റീഫൻ ബൽസാർ എന്നൊരാളെ സമീപിച്ചെങ്കിലും ലാംഗ്‌ലിക്ക് ആവശ്യമുണ്ടായിരുന്ന 12hp എൻ‌ജിൻ നിർമ്മിച്ചു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. 8hp മാത്രമായിരുന്നു എൻ‌ജിന്റെ ശേഷി. ആ എൻ‌ജിൻ ലാംഗ്‌ലിയുടെ അസിസ്റ്റന്റ് ആയ ചാൾസ് മാൻ‌ലി പരിഷ്കരിക്കുകയും 52hp ശക്തിയുള്ളതാക്കുകയും ചെയ്തു. പക്ഷേ പൈലറ്റില്ലാത്തതും ചെറിയ സ്റ്റീം എൻജിൻ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ മോഡലുകൾ യഥാർത്ഥത്തിൽ പറന്നെങ്കിലും അവയുടെ വികസിതരൂപങ്ങൾ നിർഭാഗ്യവശാൽ പരീക്ഷണപരാജയങ്ങളായിരുന്നു. ആ എൻ‌ജിനുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ എയ്റോഡ്രോമുകൾ നദിയിൽ തകർന്നു വീണു. 1903 ൽ തന്നെ റൈറ്റ് സഹോദരന്മാർ അതിലും മെച്ചപ്പെട്ട വിമാനങ്ങൾ പരീക്ഷിച്ച് വിജയിച്ചപ്പോൾ ലാം‌ഗ്‌ലി തന്റെ പരിശ്രമങ്ങൾ നിർത്തിവെക്കുകയാണുണ്ടായത്. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും പല വ്യോമയാന ചരിത്രകാരന്മാരും എൻ‌ജിൻ ഉപയോഗിച്ച് വിമാനം പറത്തിയ ആദ്യത്തെ വ്യക്തിയായി ലാംഗ്‌ലിയെ കണക്കാക്കുന്നു. എൻ‌ജിൻ ശക്തി ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണ വിധേയമായതുമായ ലോകത്തിലാദ്യത്തെ വിമാനം,റൈറ്റ് ഫ്ലൈയർ,1903 ഡിസംബർ 17 എൻ‌ജിൻ ഉപയോഗിച്ചതും പൂർണ്ണമായും നിയന്ത്രണവിധേയമായതും മനുഷ്യന് പറക്കാൻ സാധിച്ചതുമായ ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയവരായി റൈറ്റ് സഹോദരന്മാർ അറിയപ്പെടുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട് അന്നു വരെ ലഭ്യമായിരുന്ന വിവരങ്ങളെല്ലാം അവർ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1900 മുതൽ 1902 വരെ വിവിധ തരം ഗ്ലൈഡറുകൾ റൈറ്റ് സഹോദരന്മാർ രൂപകല്പന ചെയ്യുകയും പരീക്ഷിക്കുകയും ഉണ്ടായി. പക്ഷേ അവർക്ക് മുൻപുണ്ടായിരുന്ന ശാസ്ത്രജ്ഞരുടെ പരീക്ഷണ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫലങ്ങളാണ് അവർക്ക് ലഭിച്ചത്. അതു കോണ്ട് റൈറ്റ് സഹോദരന്മാർ സ്വയം ഗവേഷണങ്ങളിൽ ഏർപ്പെടുകയും വിന്റ് ടണൽ പരീക്ഷണങ്ങൾ സ്വയം നടത്തുകയും ചെയ്തു. 1900,1901,1902 എന്നി വർഷങ്ങളിൽ അവർ വിജയകരമായി ഗ്ലൈഡറുകൾ പറത്തി. തുടർന്ന് അവർ ഊർജ്ജം ഉപയോഗിച്ച് പറക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.വിമാനത്തിന്റെ നിയന്ത്രണം, ഊർജ്ജ ഉപയോഗം എന്നിവയിൽ ഒരേ സമയം അവർ ഗവേഷണങ്ങൾ നടത്തിയിരുന്നു. വിമാനത്തിന്റെ മൂന്ന് അക്ഷങ്ങൾ (പിച്ച്, യോ, റോൾ) കണ്ടുപിടിച്ചതും ആ അക്ഷങ്ങളിൽ വിമാനത്തിനെ നിയന്ത്രിക്കാനാവശ്യമായ ഉപാധികൾ വികസിപ്പിച്ചതും റൈറ്റ് സഹോദരന്മാരുടെ സംഭാവനകളാണ്. അവർക്ക് ആവശ്യമുള്ള ശക്തിയുള്ള എൻ‌ജിനുകൾ നിർമ്മിച്ചു നൽ‌കുന്നതിൽ അന്നത്തെ എൻ‌ജിൻ നിർമ്മാതാക്കളെല്ലാം പരാജയപ്പെട്ടു. അവസാനം റൈറ്റ് സഹോദരന്മാരുടെ തന്നെ ഷോപ്പിലെ മെക്കാനിക് ആയിരുന്ന ചാർലി ടെയ്‌ലർ 12hp ശക്തിയുള്ള എൻ‌ജിൻ അവർക്ക് നിർമ്മിച്ചു നൽകി. ആ എൻ‌ജിൻ ഉപയോഗിച്ച് ലോകത്തിലാദ്യമായി നിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാൾ ഭാരം കൂടിയതുമായ അവരുടെ വിമാനം 1903 ഡിസംബർ 17ന് അമേരിക്കയിലെ നോർത്ത് കരോലിനയിലെ കിൽ ഡെവിൾ കുന്നുകളിൽ പറന്നു.[4]കിറ്റി ഹോക്ക് ഫ്ലൈയർ എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ആദ്യമായി പറന്ന ഓർ‌വിൽ റൈറ്റ് 121 അടി(37 മീറ്റർ) ഉയരത്തിൽ 12 സെക്കന്റ് പറന്നു.അന്നു തന്നെ നടത്തിയ നാലാം പറക്കലിൽ വിൽബർ റൈറ്റ് 852 അടി (260 മീറ്റർ) ഉയരത്തിൽ 59 സെക്കന്റ് പറക്കുകയുണ്ടായി.ഒരു കുട്ടിയും നാല് ജീവൻ രക്ഷാപ്രവർത്തകരും ഈ ചരിത്രനിമിഷത്തിന് സാക്ഷികളായുണ്ടായിരുന്നു. ഒരു വിമാനത്തിന്റെ യന്ത്രഭാഗങ്ങളെ പ്രധാനമായും താഴെ പറയും വിധം തരംതിരിക്കാം. വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്‌ വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ്‌ ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന്‌ വായുഗതികരൂപം എന്നു പറയുന്നു. അതിനാൽ വിമാനങ്ങളുടെ ഉടൽ വായുഗതിക രൂപത്തിലാണ്‌ രൂപകല്പന ചെയ്യുന്നത്.വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർ,ജോലിക്കാർ,വൈമാനികർ,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എൻജിനുകൾ,ചിറകുകൾ,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങൾ എന്നിവയുടെ ഭാരവും വിമാനത്തിന്റെ ഉടൽ വഹിക്കുന്നു. ഒറ്റ എൻ‌ജിൻ മാത്രമുള്ള വിമാനങ്ങളിൽ ഫ്യൂസ്‌ലേജിലാണ്‌ എൻ‌ജിൻ ഘടിപ്പിക്കുക. വിമാനത്തിന്റെ ചിറകുകളും മറ്റു നിയന്ത്രണോപാധികളായ വെർട്ടിക്കൽ സ്റ്റബിലൈസർ,ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ തുടങ്ങിയവയും വിമാനത്തിന്റെ ഉടലിൽ വിന്യസിക്കുന്നു. ചിറകുകൾ‌: വിമാനത്തിന്റെ ഉടലിനു കുറുകെ ഇരുവശത്തുമായി ഏതാണ്ട് തിരശ്ചീനമായി കാണപ്പെടുന്ന ഭാഗങ്ങളാണ്‌ ചിറകുകൾ. വിമാനത്തിനാവശ്യമായ ഉയർത്തൽ ബലം(ലിഫ്റ്റിങ് ഫോഴ്സ്) നല്കുന്നത് ഈ രണ്ട് ചിറകുകളാണ്‌. വിമാനത്തിന്റെ എതിർദിശയിൽ സഞ്ചരിക്കുന്ന വായു ചിറകുകളുടെ പ്രത്യേക ഘടന മൂലം താഴ്ഭാഗത്തേക്ക് സഞ്ചരിക്കുന്നു. ഈ പ്രവർത്തനത്തിന്റെ പ്രതിപ്രവർത്തനമായാണ്‌ ഉയർത്തൽ ബലം ചിറകുകളിൽ ഉണ്ടാവുന്നത്. ചിറകുകളുടെ പരിച്ഛേദ ഘടനക്ക് എയറോ‍ഫോയിൽ എന്നു പറയുന്നു. ഉടലിന്റെ മധ്യഭാഗത്തായാണ്‌ ചിറകുകൾ സ്ഥാപിക്കുക. ചിറക് ഫ്യൂസ്‌ലേജുമായി ബന്ധിപ്പിച്ചിരിക്കുന്ന അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുള്ള അകലമാണ് വിംഗ് സ്പാൻ. വായുവിന്റെ സഞ്ചാരദിശയെ അഭിമുഖീകരിക്കുന്ന ചിറകിന്റെ ഭാഗമാണ് ലീഡിംഗ് എഡ്ജ്. ലീഡിംഗ് എഡ്ജിന് എതിർവശമുള്ള അറ്റത്തെ ട്രെയ്‌ലിങ് എഡ്ജ് എന്നു പറയുന്നു. ലീഡിങ് എഡ്‌ജും ട്രെയ്‌ലിങ് എഡ്‌ജും തമ്മിലുള്ള അകലമാണ് കോർഡ് ലെങ്ത്ത്. മുന്നിൽ നിന്ന് വരുന്ന വായുവിവിന്റെ സഞ്ചാരദിശയ്ക്ക് ആപേക്ഷികമായി ചിറക് അല്പം ചെരിച്ചാണ് സ്ഥാപിക്കുന്നത്. ഈ കോണളവിനെ ആംഗിൾ ഓഫ് അറ്റാക്ക് എന്നു പറയുന്നു. ചിറകുകളിൽ സ്ഥാപിക്കുന്നതും ചലിപ്പിക്കാൻ കഴിയുന്നതുമായ വിമാന നിയന്ത്രണ ഭാഗമാണ് എയ്‌ലിറോൺ. ഉന്നത വേഗങ്ങളിൽ പറക്കുന്ന വിമാനങ്ങളുടെ ചിറകുകളിൽ ഫ്ലാപ്,സ്പോയ്‌ലർ, സ്ലാറ്റ് എന്നീ ചെറിയ ഭാഗങ്ങളും ഉണ്ടാവും. വിമാനത്തിന്റെ വാലറ്റമാണ് ടെയിൽ പ്ലെയ്ൻ. ഇതിൽ കാണപ്പെടുന്ന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്. വെർട്ടിക്കൽ സ്റ്റബിലൈസർ: വിമാനത്തിന്റെ ഉടലിന്റെ പിൻഭാഗത്ത് മുകളിൽ ലംബ മാനമായി സ്ഥാപിക്കുന്ന ചെറിയ ചിറകാണ്‌ വെർട്ടിക്കൽ സ്റ്റബിലൈസർ. വിമാനത്തിനെ അതിൻന്റെ യോ അക്ഷത്തിൽ സ്ഥിരമായി നിർത്താൻ ഇത് സഹായിക്കുന്നു. ചില വിമാനങ്ങൾക്ക് ഒന്നിലധികം വെർട്ടിക്കൽ സ്റ്റബിലൈസറുകളുമുണ്ടാവാറുണ്ട്. വെർട്ടിക്കൽ സ്റ്റബിലൈസറിൽ കാണപ്പെടുന്നതു ചലിപ്പിക്കാൻ സാധിക്കുന്നതുമായ നിയന്ത്രണ ഭാഗമാണ് റഡ്ഡർ. ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ: ഫ്യൂസിലേജിന്റെ പിൻഭാഗത്ത് ഇരുവശത്തുമായി കാണപ്പെടുന്ന ചെറിയ തിരശ്ചീനമായ ചിറകുകളാണ്‌ ഹോറിസോണ്ടൽ സ്റ്റബിലൈസറുൾ. വിമാനത്തിനെ അതിന്റെ പിച്ച് അക്ഷത്തിൽ ദൃഢമാക്കി നിർത്താൻ ഇവ സഹായിക്കുന്നു. ചില വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വെർട്ടിക്കൽ സ്റ്റബിലൈസറുകളുടെ മുകളിലായോ അല്ലെങ്കിൽ വിമാനത്തിന്റെ ഉടലിന്റെ മുന്നിലായോ സ്ഥാപിക്കാറുണ്ട്. ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ വിമാനത്തിന്റെ മുൻ‌വശത്താണ് സ്ഥാപിച്ചിരിക്കുന്നതെങ്കിൽ അത്തരം വിമാനങ്ങളെ കാനാർഡ് വിമാനം എന്നു പറയുന്നു. ഹോറിസോണ്ടൽ സ്റ്റബിലൈസറിൽ കാണപ്പെടുന്ന നിയന്ത്രണ ഭാഗങ്ങളാണ് എലിവേറ്ററുകൾ. വിമാനത്തിൻ മുന്പോട്ടുള്ള തള്ളൽ നൽകാൻ എൻ‌ജിനുകൾ സഹായിക്കുന്നു. എൻജിനുകളുടെ എണ്ണം ഒന്നു മുതൽ ആറു വരെ ഇന്നത്തെ വിമാനങ്ങളിൽ ആവശ്യകതയനുസരിച്ച് കാണപ്പെടുന്നു. എന്നാൽ മോട്ടോർ ഗ്ലൈഡറുകൾ ഒഴിച്ചുള്ള ഗ്ലൈഡറുകളില് എൻജിന്റെ ആവശ്യമില്ല. റെസിപ്രൊകേറ്റിങ് എൻജിൻ, ടർബൈൻ എൻജിൻ,ജെറ്റ് എൻജിൻ എന്നിങ്ങനെ മൂന്ന് തരം എൻജിനുകളുണ്ട്. എൻജിനുകളുടെ എണ്ണം ഇരട്ടയാണെങ്കിൽ അവ റോൾ അക്ഷത്തിന്‌ ആനുരൂപ്യമായി സ്ഥാപിക്കും. എൻജിനുകളുടെ എണ്ണം ഒറ്റയാണെങ്കിൽ അവസാനത്തേത് ഫ്യൂസ്‌ലേജിന്റെ മധ്യരേഖയിലായി സ്ഥാപിക്കുന്നു. വിമാനത്തിന്‌ നിലത്തിറങ്ങാൻ സഹായിക്കുന്ന ഉപകരണമാണ്‌ ലാന്റിങ് ഗിയർ. ടയറുകളും അനുബന്ധ ഉപകരണങ്ങളും ആണ്‌ ഇതിലുണ്ടാവുക. വിമാനത്തിന്റെ ഉടലിന്റെ അടിയിലായാണ്‌ ഇത് സ്ഥാപിക്കുക. വിമാനത്തിന്റെ യോ, റോൾ, പിച്ച് എന്നിവ കാണിക്കുന്ന ഒരു രേഖചിത്രം വിമാനത്തിന് അതിന്റെ ഗുരുത്വകേന്ദ്രത്തെ അടിസ്ഥാനമാക്കി മൂന്ന് അക്ഷങ്ങളിൽ ചലനസ്വാതന്ത്ര്യമുണ്ട്. ഇവ യഥാക്രമം യോ അക്ഷം,പിച്ച് അക്ഷം,റോൾ അക്ഷം എന്ന് അറിയപ്പെടുന്നു.ഈ മൂന്ന് അക്ഷങ്ങളിലും വിമാനത്തിനുണ്ടാവുന്ന ചലനം യഥാക്രമം യോ,പിച്ച്,റോൾ എന്ന് അറിയപ്പെടുന്നു[5 എല്ലാ അക്ഷങ്ങളും ഗുരുത്വകേന്ദ്രത്തിലൂടെ കടന്നു പോകുന്നു. യോ:ചിറകുകളുടെ തലത്തിന് (plane) ലംബമായതുമായ അക്ഷമാണ് ഇത്. വിമാനം വശങ്ങളിൽ നിന്ന് വശങ്ങളിലേക്ക് തിരിയുന്നത് യോ അക്ഷത്തിലാണ്‌.അതായത് വലത്തോട്ട് അല്ലെങ്കിൽ ഇടത്തോട്ട് എന്ന രീതിയിൽ. ഈ അക്ഷത്തിൽ വിമാനത്തിന് ദൃഢത നൽകുന്നത് വെർട്ടിക്കൽ സ്റ്റബിലൈസർ ആണ്. പിച്ച്: റോൾ അക്ഷത്തിന് ലംബമായതും ചിറകുകളുടെ തലത്തിന് സമാന്തരമായതുമായ അക്ഷമാണിത്. വിമാനത്തിന്റെ ഉടലിന്റെ മുൻഭാഗം മുകളിലേക്കും താഴേക്കും ചലിക്കുന്നത് പിച്ച് അക്ഷത്തിലെ ചലനവ്യത്യാസം മൂലമാണ്‌. ഈ അക്ഷത്തിൽ വിമാനത്തെ ദൃഢമാക്കി നിർത്തുന്നത് ഹോറിസോണ്ടൽ സ്റ്റബിലൈസറുകൾ ആണ്. റോൾ: മറ്റു രണ്ട് അക്ഷങ്ങൾ‍ക്കും സമാന്തരമായതും വിമാനത്തിന്റെ ഉടലിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിക്കുന്ന മധ്യരേഖയിലൂടെ പോകുന്ന അക്ഷമാണ് റോൾ. വിമാനത്തെ അതിന്റെ റോൾ അക്ഷത്ത് ദൃഢമാക്കി നിർ‌ത്തുന്നത് ചിറകുകൾ ആണ്. ഒരു വിമാനത്തിന് അതിന്റെ മൂന്ന് അക്ഷങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം നൽകുന്നതിനായി ചലിപ്പിക്കാൻ സാധിക്കുന്ന ചില ഭാഗങ്ങൾ വിമാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. വിമാനങ്ങളെ കൂടാതെ മറ്റു പല ആകാശനൗകകളിലും ഇവയിലെ പലതും ഉപയോഗിക്കുന്നു. വിമാനത്തിൻറെ പിച്ച് പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ എലവേറ്റർ ഉപയോഗിക്കുന്നു. വിമാനച്ചിറകിൽ ആണ് എലവേറ്റർ സ്ഥിതി ചെയുനത്,എലവേറ്റർ വിമാനത്തെ ഉയരാൻ സഹായിക്കുന്നു. വിമാനത്തിൻറെ യോ പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ റഡ്ഡർ ഉപയോഗിക്കുന്നു. വിമാനത്തിൻറെ ശരീരഅക്ഷത്തിനു ലംബമായി അതിന്റെ വാലിൽ റഡ്ഡർ സ്ഥിതി ചെയുന്നു.വിമാനത്തെ വലത്തോട്ടും ഇടത്തോട്ടും തിരിയാൻ സഹായിക്കുന്നു. വിമാനത്തിൻറെ റോൾ പ്രതലതിലുള്ള ചലനം നിയന്ത്രിക്കാൻ എയ്‌ലിറോൺ ഉപയോഗിക്കുന്നു.വിമാനത്തിൻറെ ശരീരഅക്ഷത്തിനു സാമാന്തരമായി അതിന്റെ വാലിൽ എയ്‌ലിറോൺ സ്ഥിതി ചെയുന്നു. വിമാനത്തെ വലത്തേ ഭാഗത്തേക്കും ഇടത്തെ ഭാഗത്തേക്കും ചെരിയാൻ അല്ലെങ്കിൽ തിരിയാൻ സഹായിക്കുന്നു. എല്ലാ വിമാനങ്ങളിലും പൊതുവായി കാണപ്പെടുന്ന നിയന്ത്രണ ഉപാധികൾ. പൊതുവായി കാണപ്പെടുന്നതല്ലെങ്കിലും പല വിമാനങ്ങളിലും ഉപയോഗിക്കപ്പെടുന്ന മറ്റു ചില നിയന്ത്രണ ഉപാധികൾ. സ്ഥിരവേഗതയിൽ നേർരേഖയിൽ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിൽ നാലു ബലങ്ങൾ അനുഭവപ്പെടും[6]. ഉയർത്തൽ ബലം(ലിഫ്റ്റ് വിമാനത്തിന്‌ മുകളിലേക്ക് അനുഭവപ്പെടുന്ന ബലമാണ്‌ ഇത്. ചിറകുകളാണ്‌ മുഖ്യമായും ഉയർത്തൽ ബലം നൽകുന്നത്. വിമാനത്തിന്റെ ഭാരത്തിന്റെ എതിർബലമാണ്‌ ലിഫ്റ്റ്. ചിറകിനു പുറമെ മറ്റു ഭാഗങ്ങളും ഉയർത്തൽ ബലം നൽകുന്നുണ്ട്. വലിക്കൽ ബലം(ഡ്രാഗ് വിമാനത്തിനെ പിന്നിലേക്ക് വലിക്കുന്ന ബലമാണ്‌ ഡ്രാഗ്. വായുവുമായുള്ള ഘർഷണം മൂലമാണ്‌ വലിക്കൽ ബലം മുഖ്യമായും ഉണ്ടാവുന്നത്. കൂടാതെ വിമാനത്തിന്റെ ഉപരിതല വിസ്തീർണ്ണം മൂലവും വലിക്കൽ ബലം ഉണ്ടാവുന്നു. എൻജിനുകൾ മുന്നോട്ട് നൽകുന്ന തള്ളൽ ബലത്തിന്‌ (ത്രസ്റ്റ്) എതിരായാണ്‌ ഡ്രാഗ് ബലം പ്രവർത്തിക്കുക. വിമാനത്തിൽ ഉയർത്തൽ ബലം ഉണ്ടാവുന്ന എല്ലാ ഭാഗങ്ങളും വലിക്കൽ ബലത്തിനും കാരണമാകുന്നുണ്ട്. ഒരു അനഭിമതബലമാണ്‌ ഡ്രാഗ് വലിക്കൽ ബലം പരമാവധി കുറച്ച് ഉയർത്തൽ ബലം കൂട്ടുക എന്നതാണ്‌ വായുഗതികത്തിന്റെ മുഖ്യ ലക്ഷ്യം. തള്ളൽ ബലം(ത്രസ്റ്റ് വിമാനം മുന്നിലേക്ക് നീങ്ങുന്നത് തള്ളൽ ബലം(ത്രസ്റ്റ്) കൊണ്ടാണ്‌.എൻജിനുകളാണ്‌ ഇത് നൽകുന്നത്. വിമാനത്തിന്റെ ഭാരം(വെയ്‌റ്റ് വിമാനത്തിന്റെ എല്ലാ ഭാഗങ്ങളുടേയും, കൂടാതെ യാത്രക്കാർ,ചരക്ക് തുടങ്ങിയവയുടേയും ഭാരമാണ്‌ ഇതു കൊണ്ടുദ്ദേശിക്കുന്നത്. വിമാനം പറക്കുമ്പോൾ അതിന്റെ സ്ഥിതിവിവരകണക്കുകൾ പൈലറ്റിന്‌ ലഭ്യമാക്കാൻ കോക്പിറ്റിൽ ധാരാളം ഉപകരണങ്ങളുണ്ടായിരിക്കും. ഇവയിൽ ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഏവിയോണിക്സ് എന്നു പറയുന്നു. എന്നാൽ ഇലക്‌ട്രോണിക് അല്ലാത്ത യന്ത്രോപകരണങ്ങളെ സൂചിപ്പിക്കാൻ 'സ്റ്റീം ഗെയ്‌ജസ്' എന്ന പദമുപയോഗിക്കുന്നു. ഈ ഉപകരണങ്ങൾ നീരാവിയിലൊന്നുമല്ല പ്രവർത്തിക്കുന്നത്.ഒരു സൂചനാ പദം മാത്രമാണ്‌ 'സ്റ്റീം ഗെയ്‌ജസ് ഏറ്റവും കൂടുതൽ ഇലക്‌ട്രോണിക് സൂചനാ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്ന കോക്പിറ്റിനെ ഗ്ലാസ്സ് കോക്പിറ്റ് എന്നു പറയുന്നു. വിമാനങ്ങളിൽ കാണപ്പെടുന്ന അടിസ്ഥാന സൂചനാ ഉപകരണങ്ങൾ. എയർസ്പീഡ് ഇൻഡിക്കേറ്റർ: ചുറ്റുമുള്ള അന്തരീക്ഷ വായുവിന്‌ ആപേക്ഷികമായി വിമാനത്തിന്റെ വേഗത നിർണ്ണയിക്കുന്നു. അൾട്ടിമീറ്റർ: നിലത്തിൽ നിന്നോ ശരാശരി സമുദ്ര നിരപ്പിൽ നിന്നോ ഉള്ള വിമാനത്തിന്റെ ഉന്നതി അളക്കുന്നു. ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്റർ: വിമാനത്തിന്റെ പിച്ച്,റോൾ, അക്ഷങ്ങളിലുള്ള ചലനം കൃത്യമായി സൂചിപ്പിക്കുന്നു.ഈ ഉപകരണത്തിന്‌ 'ആർട്ടിഫിഷ്യൽ ഹോറിസോൺ' എന്നും പറയുന്നു വിമാനങ്ങളിൽ കാണപ്പെടുന്ന മറ്റു ചില സൂചനാ ഉപകരണങ്ങൾ. വിമാനങ്ങളെ അവയിലെ വിവിധ ഭാഗങ്ങളുടെ ആകൃതി,എണ്ണം,സ്ഥാനംഎന്നിവ അടിസ്ഥാനത്തിൽ പല രീതികളിൽ തിരിക്കാം. ആറ് എൻ‌ജിനുകളുള്ള Antonov An-225 വിമാനം. ലോകത്തിലെ ഏറ്റവും വലിയ വിമാനം ജെറ്റ് എൻ‌ജിനുകളേക്കാൾ ശബ്ദം കുറവായിരിക്കും പ്രൊപ്പല്ലർ എൻജിനുകൾക്ക്.സമാന വലിപ്പമുള്ള ജെറ്റ് എൻ‌ജിനുകളെ അപേക്ഷിച്ച് കുറഞ്ഞ വേഗതയും,ചെറിയ ലോഡ് കപ്പാസിറ്റിയും,ചെറിയ ഉന്നതിയും കൈവരിക്കാൻ മാത്രമേ ഈ എൻ‌ജിനുകൾ കൊണ്ട് കഴിയൂ. ധനചെലവ് കുറവായതിനാൽ കുറച്ചു യാത്രക്കാരും ചരക്കും മാത്രമുള്ള യാത്രകൾക്ക് പ്രൊപ്പല്ലർ എൻ‌ജിനുകൾ ഉപയോഗിക്കുന്നു. ജെറ്റ് എൻ‌ജിനുകളുടേയും പ്രൊപ്പല്ലർ എൻ‌ജിനുകളുടേയും സാധ്യതകൾ ഉപയോഗിക്കുന്ന എൻ‌ജിനുകളാണ് ടർബോപ്രോപ്. ഇവയിൽ റെസിപ്രൊകേറ്റിംഗ് അഥവാ പിസ്റ്റൺ എൻ‌ജിനുകൾക്ക് പകരം (ജെറ്റ് എൻ‌ജിനുകളിലുപയോഗിക്കുന്ന) ടർബൈൻ ആണ് പ്രൊപ്പല്ലർ കറക്കാൻ ഉപയോഗിക്കുന്നത്.ചെറിയ യാത്രകൾക്കും മറ്റും ഏറ്റവും അനുയോജ്യമായ എയർക്രാഫ്റ്റ് എൻജിനുകളാണിവ. 1931ൽ ജർമ്മനിയിൽ ആണ് ജെറ്റ് വിമാനങ്ങളുടെ ഉദ്ഭവം[9].Heinkel He 178 എന്നറിയപ്പെട്ട ആദ്യത്തെ ജെറ്റ് വിമാനം 1939ൽ ജർമ്മനിയിലെ Marienehe എയർഫീൽഡിൽ പരീക്ഷണപ്പറക്കൽ നടത്തി.ആദ്യത്തെ ജെറ്റ് പോർവിമാനമായ Messerschmitt Me 262[10] 1943ൽ ജർമ്മൻ വായു സേനാ വ്യൂഹത്തിൽ അംഗമായി.ആദ്യ ജെറ്റ് യാത്രാ വിമാനമായ de Havilland Comet 1950 കളുടെ തുടക്കത്തിൽ ബ്രിട്ടണിൽ ഉപയോഗത്തിൽ വന്നു. ചിറകുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം. ചിറകുകളുടെ പൊസിഷൻ അടിസ്ഥാനപ്പെടുത്തി വിമാനങ്ങളെ തരംതിരിക്കാം. ഹൈ വിംഗ്: വിമാനത്തിന്റെ ഉടലിന്റെ (ഫ്യൂസ്‌ലേജ്) മുകളിൽ സ്ഥാപിച്ച ചിറകുകളുള്ളവ മിഡ് വിംഗ്: ചിറകുകൾ ഫ്യൂസ്‌ലേജിന്റെ മധ്യഭാഗത്ത് ലോ വിംഗ്: ചിറകുകൾ ഫ്യൂസ്‌ലേജിന്റെ താഴ്ഭാഗത്ത് എലിപ്സ് ആകൃതിയും ചതുരാകൃതിയും ഉള്ള ചിറകുകളുള്ള വിമാനങ്ങൾ കാണപ്പടുന്നു. ടാപേർഡ് വിംഗ്:ചില തരം ചിറകുകളുടെ ആകൃതി, ഫ്യൂസിലേജുമായി ഉറപ്പിക്കപ്പെട്ട അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വരുന്തോറും വീതി കുറഞ്ഞവയായിരിക്കും.ഇവ ടാപേർഡ് വിംഗ് എന്നറിയപ്പെടുന്നു.വിമാനത്തിൽ അനുഭവപ്പെടുന്ന വലിക്കൽ ബലം(ഡ്രാഗ്) കുറക്കാൻ വേണ്ടിയാണ് ഈ ആകൃതി സ്വീകരിക്കുന്നത്[11]. ഡെൽറ്റ വിംഗ്:തികോണാകൃതി ഉള്ള ചിറകുകളാണ് ഡെൽറ്റ വിംഗ്.ഇത്തരം വിമാനങ്ങളിൽ ഹോറിസോണ്ടൽ സ്റ്റബിലൈസർ കാണുകയില്ല. ഗൾ വിംഗ്: വിമാനങ്ങളുടെ ചിറക് വളഞ്ഞാണ് കാണപ്പെടുന്നതെങ്കിൽ അത്തരം ചിറകുകളാണ് ഗൾ എന്നറിയപ്പെടുന്നത്. B-52 Stratofortress താരതമ്യേന കൂടിയ സ്വെപ്റ്റ് ബാക്ക് ആംഗിൾ ഉള്ള വിമാനം. Grumman X-29 സ്വെപ്റ്റ് ഫോർ‌വേഡ് ചിറകുള്ള പരീക്ഷണ വിമാനം. ഏവ്രോ വൾക്കൻ ഡെൽറ്റ വിംഗ് ഉള്ള ബ്രിട്ടീഷ് പോർ‌വിമാനം. DFS Habicht ഗൾ ചിറകുള്ള ഒരു ഗ്ലൈഡർ പരമ്പരാഗത ഡിസൈൻ: അതായത് ടെയ്ൽപ്ലെയ്ൻ അഥവാ ഹോറിസോണ്ടൽ സ്റ്റബിലൈസർ ചിറകുകളുടെ പിന്നിൽ വെർട്ടിക്കൽ സ്റ്റബിലൈസറിന് താഴെയായി കാണപ്പെടുന്നു. ടി-ടെയ്ൽ: ടെയിൽ‌പ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മുകളിലായി കാണപ്പെടുന്നു. കാനാർഡ് ടൈപ്പ്: ടെയ്ൽപ്ലെയ്ൻ ചിറകിനു മുൻപിലായി കാണപ്പെടുന്നു.ചില കാനാർഡ് ടൈപ്പ് വിമാനങ്ങളിൽ ടെയ്ൽപ്ലെയ്ൻ ഫ്യൂസ്‌ലേജിന്റെ ഏറ്റവും മുൻപിലായും സ്ഥാപിക്കുന്നു. ക്രൂസിഫോം ടെയ്ൽ: ടെയ്ല്പ്ലെയ്ൻ വെർട്ടിക്കൽ സ്റ്റബിലൈസറിന്റെ മധ്യഭാഗത്തായി സ്ഥാപിക്കുന്നു.വിമാനത്തിന്റെ മുൻപിൽ നിന്ന് നോക്കുമ്പോൾ കുരിശാകൃതി തോന്നുന്നതു കൊണ്ടാണ് ഈ പേര്. ട്വിൻ ടെയ്ൽ: രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറിന് ഇടയിലായി ടെയ്ല്പ്ലെയ്ൻ സ്ഥാപിക്കുന്നു. H-ടെയ്ൽ വിമാനങ്ങൾ എന്നും ഇത്തരം വിമാനങ്ങളെ വിളിക്കുന്നു. ട്വിൻ ബൂം: ഇത്തരം വിമാനങ്ങളിൽ രണ്ടു വെർട്ടിക്കൽ സ്റ്റബിലൈസറുകൾ രണ്ട് ഫ്യൂസിലേജിന്റെയോ അല്ലെങ്കിൽ ഒരു ഫ്യൂസ്‌ലേജിന്റെ ഇരുവശത്തും രണ്ട് ചിറകുകളുടെ പിൻഭാഗത്തായി സ്ഥാപിക്കുന്നു.ടെയ്ല്പ്ലെയ്ൻ ഈ രണ്ട് വെർട്ടിക്കൽ സ്റ്റബിലൈസറുകളേയും ബന്ധിപ്പിച്ച് സ്ഥാപിക്കുന്നു. ടി ടെയ്ൽ ഉള്ള ഒരു ബ്രിട്ടീഷ് വിമാനം Piaggio P180 Avanti കാനാർഡ്,ഫ്യൂസിലേജിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്നു Robin ATL L വി-ടെയ്ൽ ഉള്ള ഒരു ഭാരം കുറഞ്ഞ വിമാനം BAe Jetstream 31 ക്രൂസിഫോം ടെയ്ൽ ഉള്ള വിമാനം. B-25 Mitchell ട്വിൻ ടെയ്ൽ ഉള്ള വിമാനം. de Havilland Sea Vixen ടെയ്ൽ ബൂം വിമാനം ഒരു എയർഷോയിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ സഞ്ചരിക്കുന്ന വേഗതയെ അടിസ്ഥാനമാക്കി വിമാനങ്ങളെ നാലായി തരം തിരിക്കാം[12].വിവിധ വിമാനങ്ങളുടെ മാക് സംഖ്യ (M) താരതമ്യം ചെയ്താണ് ഈ നാലു വിഭാഗങ്ങളെ നിർണ്ണയിക്കുന്നത് (വിമാനത്തിന്റെ വേഗതയും ശബ്ദവേഗതയും തമ്മിലുള്ള അനുപാതമാണ്‌ മാക് സംഖ്യ). വിമാനത്തിന്റെ വേഗത ശബ്ദ വേഗതയോടടുക്കുമ്പോൾ മാക് സംഖ്യ ഏകദേശം '1' ആയിരിക്കും.(M=1).ഇത്തരം വിമാനങ്ങളാണ് ട്രാൻസോണിക്. ഈ അവസ്ഥയിൽ വിമാനത്തിന്റെ ചില ഭാഗങ്ങളുടെ വേഗത ശബ്ദ വേഗതയെ മറികടക്കുന്നു.വായുവിന്റെ സങ്കോചക്ഷമതാ പ്രഭാവങ്ങൾ പ്രധാനമാണ്. ശബ്ദവേഗത മുറിച്ചു കടക്കുന്ന അവസ്ഥയിൽ ഒരു ശബ്ദപ്രതിരോധത്തിന്റെ (sound barrier) തടസ്സം വിമാനം നേരിടേണ്ടി വരുന്നു.(സങ്കോചക്ഷമതാ പ്രഭാവങ്ങൾ മൂലം വിമാനത്തിന്റെ പിന്തള്ളൽ ബലം (drag force) വർദ്ധിക്കുകയാണ് സൗണ്ട് ബാരിയർ എന്നതു കൊണ്ടുദ്ദേശിക്കുന്നത്.) മാക് സംഖ്യ ഒന്നിനേക്കാൽ കൂടുലുള്ള വിമാനങ്ങളാണ് ഇവ(15).ഈ അവസ്ഥയിൽ വിമാനത്തിന്റെ ഊർജ്ജത്തിൽ നിന്നും ഒരു ഭാഗം അന്തരീക്ഷത്തിലെ തന്മാത്രകളിലേക്ക് പ്രവഹിക്കുന്നു. സ്പേസ് ഷട്ടിലുകൾ ബഹിരാകാശത്തു നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് ശബ്ദവേഗതയുടെ അഞ്ചിരട്ടി വേഗതയിലാണ്‌( M~25 ഇത്തരം വേഗതക്ക് ഹൈ ഹൈപ്പർസോണിക് അഥവാ പുനപ്രവേശന വേഗത എന്നു പറയുന്നു.ഈ വേഗതയിൽ അന്തരീക്ഷ വായുവുമായുണ്ടാവുന്ന ഉരസൽ മൂലം വിമാനത്തിന്റെ ഉടലിനു ചുറ്റും അത്യധികം താപം ഉത്പാദിപ്പിക്കപ്പെടും. ബ്ലെന്റഡ് വിങ് ബോഡി: വിമാനത്തിന്റെ ഉടലും ചിറകും കൂട്ടിച്ചേർത്തുള്ള പ്രത്യേക രൂപകല്പനയാണിത്.ഫ്ലൈയിങ് വിങിന്റയും സാധാരണ വിമാനരൂപകല്പനയുടേയും സങ്കരമാണ് ബ്ലെന്റഡ് വിങ് ബോഡി (BWB). ടെയ്ൽ സിറ്റർ വിമാനം: ചിറകുകളിൽ പറന്നുയരാനും താഴ്ന്നിറങ്ങാനും കഴിവുള്ള വി.ടി.ഒ.എൽ. വിമാനങ്ങളാണ് ഇവ. ഇത്തരം ചില വിമാനങ്ങളുടെ ചിറകറ്റത്ത് ചെറിയ ജെറ്റ് എൻ‌ജിനുകളും കാണപ്പെടുന്നു. സ്റ്റെൽത്ത് വിമാനം: ഇത്തരം വിമാനങ്ങളെ റഡാറുകൾക്ക് കണ്ടുപിടിക്കാൻ അസാധ്യമാണ്.സ്റ്റെൽത്ത് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ[13] ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ പോർ‌വിമാനങ്ങളാണ്.വിമാനത്തിന്റെ ആകൃതി, ഉടൽ നിർമ്മിച്ചിരിക്കുന്ന മറ്റീരിയൽ എന്നിവയുടെ പ്രത്യേകത കൊണ്ടും റഡാർ ആഗിരണ പദാർത്ഥങ്ങൾ ഉപയോഗിച്ചുമാണ് സ്റ്റെൽത്ത് വിമാനങ്ങൾ റഡാറുകളുടെ കണ്ണു വെട്ടിക്കുന്നത്. ഇവ ഡെൽറ്റ വിമാനങ്ങളോ അല്ലെങ്കിൽ സാധാരണ ചിറകുള്ള വിമാനങ്ങൾ തന്നെയോ ആവാം. ലോക്‌ഹീഡ് XFV,ഒരു ടെയ്ൽ സിറ്റർ വിമാനം. B-2 സ്പിരിറ്റ്, അമേരിക്കൻ വ്യോമസേനയുടെ സ്റ്റെൽത്ത് ബോംബർ. [വിമാനങ്ങളിൽ 50Hzന് പകരം 400Hz ഉപയോഗിക്കുന്നത് എന്തു കൊണ്ട്?[1]] ↑ "ആർക്കൈവ് പകർപ്പ് മൂലതാളിൽ നിന്നും 2007-10-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-25. ↑ "ആർക്കൈവ് പകർപ്പ് മൂലതാളിൽ നിന്നും 2007-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-27. ↑ "ആർക്കൈവ് പകർപ്പ് മൂലതാളിൽ നിന്നും 2007-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-09-25. ഓർണിതോപ്റ്റർ • ബലൂൺ • ആകാശക്കപ്പൽ • വിമാനം • റോട്ടർക്രാഫ്റ്റ് • ഗ്ലൈഡർ പോർവിമാനം • യാത്രാ‍വിമാനം •ചരക്ക്‌വിമാനം • നിരീക്ഷണ വിമാനം • എയർബസ് • ബോയിങ് • ലോക്ക്ഹീഡ് • ഡസ്സാൾട്ട് • മിഖായോൻ • എംബ്രേയർ • നാസ • സെസ്ന ഹാവ്ക്കർ സിഡ്ഡെലെ• ബൊംബാർഡിയർ എയ്റോസ്പേസ് • മൿഡോണൽ ഡഗ്ലസ് • ഫോക്കെർ കർട്ടിസ്-റൈറ്റ് • ഡി ഹവിലാൻഡ് • ഫെയറേ • ഫോക്കെ-വുൾഫ് • കാപ്റോണി • ഗ്രമ്മാൻ • ഹാൻറ്ലെ പേജ് • ഇല്യൂഷിൻ • കാവാനിഷി • കാമോവ് • ഡാസ • മിറ്റ്സുബിഷി • സാവോയ്യ • സുഖോയ് • സുഡ് ഏവിയേഷൻ • യാക്കൊവ്‍ലേവ് • ടൊപ്പോലേവ് • സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്� സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ല� ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി ജിദ്ദ ഒമിക്രോണ്‍ വകഭേദം ക കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി അബുദബി കൊവിഡ് പ്രതിരോധിക� യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോ� ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര� കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാര� ഖത്തറില്‍ ഉല്‍പന്നങ്ങളില്‍ മതവിരുദ്ധ ചിഹ്നങ്ങള്‍ പാടില്ല ദോഹ മതവിരുദ്ധ ലോഗോയും ചിഹ� അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചില്‍ നിന്ന് 4 കോടി കവര്‍ന്ന പ്രതികള്‍ 48 മണിക്കൂറിനുള്ളില്‍ പിടിയില്‍ ഷാര്‍ജ: മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ഷാര്‍ജ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചില്‍ കവര്‍ച്ച നടത്തിയ അഞ്ച് നൈജീരിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സ്ഥാപനത്തിലെ പ്രവൃത്തി സമയത്ത് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും 23 ലക്ഷം ദിര്‍ഹത്തിന് തുല്യമായ വിവിധ കറന്‍സികള്‍ (ഏകദേശം നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) കവരുകയും ചെയ്തു. മുഴുവന്‍ പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അല്‍ താവുനിലെ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ശാഖയില്‍ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടന്ന ഇവരെ പ്രതിരോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കവര്‍ച്ച നടക്കുമ്പോള്‍ തന്നെ ഒരു ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഏഴ് മിനിറ്റിനുള്ളില്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതികള്‍ പണവുമായി വാഹനത്തില്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് അബുദാബി, റാസല്‍ഖൈമ, അജ്മാന്‍ എമിറ്റുകളിലെ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം ഇവര്‍ സ്ഥാപനത്തില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു മോഷണത്തിന് പദ്ധതിയിട്ടത്. അര്‍ദ്ധരാത്രി സ്ഥാപനം അടയ്ക്കുന്നതിന് തൊട്ട് മുന്‍പുള്ള സമയം ഇതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. നാല് പേര്‍ അകത്ത് കയറി പണം കവര്‍ന്നപ്പോള്‍ ഒരാള്‍ വാഹനവുമായി പുറത്ത് കാത്തുനിന്നു. പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് ഇവര്‍ രക്ഷപെടുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കി. പ്രതികള്‍ രക്ഷപെടാതിരിക്കാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അറസ്റ്റ് വാറണ്ട് കൈമാറി. കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനത്തിന്‍റെ നമ്പര്‍ മനസിലാക്കി ഇത് പിന്തുടര്‍ന്നാണ് ഒരു പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി രണ്ട് പേരെ അജ്മാനില്‍ നിന്നും, അബുദാബിയില്‍ നിന്നും റാസല്‍ഖൈമയില്‍ നിന്നും ഓരോരുത്തരെ വീതവും പിടികൂടുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അല്‍ഹൈര്‍ നദിയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി യുഎഇ-യില്‍ ശക്തമായ മഴ; വിദ്യാലയങ്ങള്‍ക്ക് അവധി, മീറ്ററോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം റിയാദ് സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ 27 ആണ് മരിച്ചത് അല്?? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് റിയാദ് സൗദിയിലെ മൂന്ന് പ്രവിശ്യകളില്‍ കാഴ്ച മറയ്ക്കും വിധം മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക് കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന മസ്കത്ത് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നല്‍കി കോവിഡ് കേസുകള്‍ താഴോട്ട് കഴിഞ്ഞ 20 ദിവ?? ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു മസ്കത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലെ വിലായത്തുകളില്‍ ലഭിച്ചത് റെക്കോഡ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ദുബായ് ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നി? സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി കൊവിഡ് പ്രതിരോധത്തിന് പുതിയ ആന്റിബോഡി വികസിപ്പിച്ച്‌ അബുദാബി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍ ഒമാനില്‍ റെക്കോര്‍ഡ് മഴയും വെള്ളക്കെട്ടും; കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു കടന്നുപോയത് മരണമില്ലാത്ത 20 ദിനങ്ങള്‍; ഒമാന്‍ കോവിഡ് മുക്തമാകുന്നുവെന്ന് സൂചന ലാറ്റക്സ് പാക്കേജ് യൂ.ആർ.എൽ. ഉപയോഗിക്കുകയാണെങ്കിൽ (പീഠികയിൽ \usepackage{url} എന്ന് നൽകി കൂടുതൽ മനോഹരമായി വെബ് വിലാസം നൽകാറുണ്ട്, താഴെക്കൊടുക്കുന്ന രീതി ഉപയോഗിക്കാൻ താത്പര്യപ്പെടുന്നു: യഥാര്‍ഥ 'സെങ്കെനി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു, അവരിപ്പഴും താമസിക്കുന്നത് ഓലമേഞ്ഞ കുടിലില്‍ സിനിമ ഇറങ്ങിയതോടെ പഴയകാര്യങ്ങള്‍ ആലോചിച്ച് അവര്‍ സങ്കടപ്പെട്ടു. കുറച്ചു ദിവസത്തേക്ക് ഭക്ഷണം പോലും കഴിച്ചില്ല. ജയ്ഭീം സിനിമയിലെ സെങ്കെനി യഥാർഥ ജീവിതത്തിൽ പാർവ്വതിയാണ്. പാർവ്വതി (ഇടത്ത് സിനിമയിലെ സെങ്കിനിയായി വേഷമിട്ട ലിജോ മോൾ(വലത്ത്) കലയ്ക്ക് സമൂഹത്തില്‍ ഏറെ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് ജയ് ഭീം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സിനിമ ഇറങ്ങിയ ശേഷം സ്വന്തമായി ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്തവരെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഭൂരഹിതര്‍ക്ക് പട്ടയങ്ങളും വീടും നല്‍കിത്തുടങ്ങി. അടിയാളരുടെ അതിജീവന കഥ കച്ചവട സിനിമകളില്‍ നമ്മള്‍ കണ്ടത് വളരെ കുറച്ചാണ്. അഭിഭാഷകരുടേയും പോലീസുകാരുടേയും അതിഭാവുകത്വമുള്ള എത്രയെത്രയോ കഥകള്‍ നമുക്ക് മുന്നില്‍ വന്നു പോയിരിക്കുന്നു. തീരെ മോശപ്പെട്ടതെന്ന് മാത്രം അത്തരം സിനിമകളില്‍ മുദ്രകുത്തപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഭാവനകളും കച്ചവട സിനിമകളില്‍ വിഷയമാകാറില്ല. അവയെയെല്ലാം വകഞ്ഞു മാറ്റിയിരിക്കുന്നു സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മ്മിച്ച 'ജയ് ഭീം' എന്ന ചിത്രം. സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലുള്ള കമ്മാപുരത്ത് 1993ല്‍ നടന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. സൂര്യ അവതരിപ്പിച്ച ചന്ദ്രുവക്കീല്‍ കഥാപാത്രം ജസ്റ്റിസ് ചന്ദ്രിവിന്റേതാണ്. ജസ്റ്റിസ് ചന്ദ്രുവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിവിധ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ സിനിമയിലെ മര്‍മ്മപ്രധാന കഥാപാത്രമായ സെങ്കെനി വരച്ചു കാട്ടിയത് രാജാക്കണ്ണിന്റെ ഭാര്യ പാര്‍വ്വതിയുടെ ജീവിതമാണ്. ഭര്‍ത്താവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഒരു ലക്ഷം രൂപ വെച്ചു നീട്ടിയിട്ടും തട്ടിയെറിഞ്ഞ് പോന്ന ധീര വനിതയാണവര്‍. ഒരു ദിവസം പണിയ്ക്ക് പോയാല്‍ 100 രൂപ പോലും തികച്ച് കിട്ടാന്‍ വഴിയില്ലാത്ത കാലത്ത്, നിങ്ങളുടെ പണമല്ല എനിക്ക് നീതിയാണ് വേണ്ടത് എന്ന് പ്രഖ്യാപിച്ച ആ സ്ത്രീ. Readmore: സിനിമയിലെ 95% കാര്യങ്ങളും നടന്നതാണ്; ജയ്ഭീമിലെ യഥാർഥ ചന്ദ്രു സംസാരിക്കുന്നു| Exclusive Interview പാര്‍വതി കടലൂരില്‍ നിന്ന് ചെന്നൈയ്ക്ക് സമീപം പോരൂരിലേക്ക് താമസം മാറിയിട്ട് കുറച്ച് വര്‍ഷമായി. കടലൂരിലെ സുഹൃത്തുക്കള്‍ തന്ന വിലാസമന്വേഷിച്ച് എത്തിയത് പോരൂരിലെ ചെറിയൊരു ഗ്രാമത്തില്‍. ഇവിടെ ഇങ്ങനെ ഒരാളില്ല, അപ്പുറത്തെ തെരുവില്‍ ചോദിക്കൂ എന്ന് പറഞ്ഞു അവിടെ കണ്ട നാലു പേരും. മൂന്നോട്ടു പോയി. മൂന്നും കൂടിയ കവല. ഒരു റോഡ് തീരെ തകര്‍ന്ന് തരിപ്പണമായത്. അവിടെ ചെളിയും മഴവെള്ളവും തളംകെട്ടി നില്‍ക്കുന്നു. പാര്‍വതിയുടെ ഒരു പടം കാണിച്ചപ്പോള്‍ ചായക്കടയിലിരുന്ന ചേട്ടന് ആളെ പിടികിട്ടി. ചെളിവെള്ളം കെട്ടിയ റോഡിലെ ചെറു വരമ്പുകളിലൂടെ അദ്ദേഹം മുന്നില്‍ നടന്നു. നടന്ന് നീങ്ങുന്തോറും വീടുകളുടെ വലുപ്പവും സൗകര്യങ്ങളുമെല്ലാം കുറഞ്ഞു വരുന്നപോലെ തോന്നി. ഒടുവില്‍ കണ്ടത് ഓലമെടഞ്ഞ് കെട്ടിയ കുറച്ചു കൂടിലുകള്‍. അതാ, അവിടെ. മഴവെള്ളം നിറഞ്ഞ ഒരു ഇടവഴിക്കപ്പുറത്തെ കൂര ചൂണ്ടിക്കാട്ടിത്തന്ന് അയാള്‍ തിരിച്ചു പോയി. ആ വീട്ടില്‍ രാജാകണ്ണിന്റെ ഒരു ഫോട്ടോപോലുമില്ല സിനിമയിൽ പാർവ്വതിയെ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സെങ്കെനിയെന്നാണ്. ഭർത്താവ് രാജാകണ്ണിന്റെ പേര് രാജാകണ്ണ് എന്ന് തന്നെയാണ് സിനിമയിലും. ഇവരുടെ മൂത്തമകൾ വിവാഹം കഴിച്ച് ഇപ്പോൾ രണ്ട് മക്കളുമായി ആ കൂരയ്ക്ക അകത്തേക്ക് കയറുന്നതിന്റെ വലതു ഭാഗത്തിരുന്ന് ഒരാള്‍ പാത്രം മോറിവയ്ക്കുന്നു. ഇരിക്കൂ, മോളേ കസേരയെടുക്കു പാര്‍വതി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. ഒരു യുവാവാണ് കൂരയില്‍ നിന്ന് പുറത്തു വന്നത്. മഴ നനഞ്ഞ് കിടന്ന കസേരയില്‍ തുണിവെച്ച് തുടച്ച് വൃത്തിയാക്കി അവനത് എനിക്ക് സമീപം കൊണ്ടിട്ടു. അപ്പഴേക്കും അകത്ത് നിന്ന് ഒരു മധ്യ വയസ്‌കന്‍ ഇറങ്ങി വന്നു. അദ്ദേഹം എന്നോട് വിവരങ്ങള്‍ തിരക്കി. അഭിമുഖങ്ങള്‍ ഒന്നും അനുവദിക്കുന്നില്ല എന്ന് ആദ്യമേ പറഞ്ഞു. അതെന്തുകൊണ്ട് എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. ആ കൂരയ്ക്കടുത്ത പാറക്കെട്ടിലേക്കി നീങ്ങി നിന്ന് അദ്ദേഹത്തോട് കാരണം തിരക്കി. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് രണ്ട് ചാനലുകാര്‍ വന്ന് അഭിമുഖം എടുത്തിരുന്നു. അവര് പഴയ കാര്യമെല്ലാം ചോദിച്ചു, അമ്മയ്ക്ക് അത് വലിയ വിഷമമായി. അന്ന് നടന്ന കാര്യമെല്ലാം ആലോചിച്ച് സങ്കടപ്പെട്ടു. കുറച്ച് ദിവസം ഭക്ഷണം പോലും കഴിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ കുടുംബം ഒരുമിച്ചെടുത്ത തീരുമാനമാണ് അഭിമുഖങ്ങള്‍ നല്‍കേണ്ടാ എന്ന്. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു, അത് മതി ഒരു സ്ത്രീ കൂരയ്ക്കകത്തു നിന്ന് പുറത്തേക്ക് വന്നു. രണ്ടാമതൊരു കുഞ്ഞ് കൂടി ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇടയ്ക്ക് മഴ ചാറിയപ്പോള്‍, അകത്തേയ്ക്ക് കയറിയിരിക്കൂ എന്ന് പാര്‍വതിയമ്മ വിളിച്ച് പറയുന്നുണ്ടായിരുന്നു. അത്ര വലിയ മഴയല്ലാത്തതിനാല്‍ ഞങ്ങള്‍ പുറത്ത് നിന്ന് തന്നെ സംസാരിച്ചു. രാജാക്കണ്ണിന്റെ ഫോട്ടോ കാണാന്‍ പറ്റുമോ എന്ന് ചിന്നപ്പൊണ്ണിനോടാണ് ചോദിച്ചത്. ''കോടതിയില്‍ ഉണ്ടെങ്കിലേ ഉള്ളു. അന്നൊക്കെ ആര് പടമെടുത്തുവെയ്ക്കാനാണ്'' പാർവ്വതിയും മകളും ഭർത്താവും പേരക്കുട്ടിയും ലേഖകനൊപ്പം, പുറകിൽ അവർ താമസിക്കുന്ന കൂരയും കാണാം പഴയ സംഭവങ്ങളെക്കുറിച്ച് ചിന്നപ്പൊണ്ണിന്റെ ഓര്‍മ്മയില്‍ ഒന്നുമില്ല. പലരും പറഞ്ഞു കേട്ട ചില കാര്യങ്ങല്‍ മാത്രമേ അറിവുള്ളു. പഴയവ ഓര്‍മ്മിപ്പിച്ച് പാര്‍വതിയമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി, അവരോട് കാര്യങ്ങളൊന്നും തിരക്കിയുമില്ല. ReadMore എലിയെ വേട്ടയാടിപ്പിടിച്ച് തിന്നു, വിഷചികിത്സ പഠിച്ചു; ജയ് ഭീം അനുഭവങ്ങളെക്കുറിച്ച് ലിജോ മോൾ ചിന്നപ്പൊണ്ണിനും ശരവണനും അവരുടെ മക്കളായ ഗോവിന്ദിനും സതീഷിനുമൊപ്പമാണ് പാര്‍വതിയുടെ ജീവിതം. ശരവണന്റെ ജോലി ആവശ്യാര്‍ത്ഥം ചെന്നൈയിലേക്ക് വന്നതാണ്. കൂലിപ്പണിക്കാരനായ ശരവണന്‍ രണ്ട് വര്‍ഷം കേരളത്തില്‍ പണിയെടുത്തതിനെക്കുറിച്ചെല്ലാം പറഞ്ഞു. വിവേചനത്തിന്റേയും പോരാട്ടത്തിന്റേയും ഒടുവില്‍ പാര്‍വതി വിജയിച്ചുവെന്ന് സിനിമയില്‍ അടയാളപ്പെടുത്തുമ്പോഴും, അവര്‍ക്ക് നീതി ലഭിച്ചുവെന്ന് നമ്മള്‍ കരുതുമ്പോഴും മൂന്ന് പതിറ്റാണ്ടിനിപ്പുറവും അവര്‍ വേദനയില്‍ തന്നെ കഴിയുന്നു എന്നതാണ് വാസ്തവം. കുറവ വിഭാഗത്തില്‍ നടന്ന സംഭവം എന്തുകൊണ്ട് ഇരുളരെക്കുറിച്ചുള്ള കഥയാക്കി മാറ്റിയെഴുതി എന്ന ചോദ്യത്തിന് റിട്ട:ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞ മറുപടി പ്രസക്തമാണ് ഇരുള ജനത സമാനതകളില്ലാത്ത അടിച്ചമര്‍ത്തലും പ്രശ്നങ്ങളും നേരിടുന്നുണ്ട്. അവരുടെ ജീവിതത്തില്‍ വെളിച്ചം വരണം ആ ആഗ്രഹം ഏറെയെല്ലാം സാധ്യമായി എന്ന് പറയാം. പാര്‍വതിയുടെ ജീവിതം അറിഞ്ഞവര്‍ ഇരുളരെക്കുറിച്ച് അറിഞ്ഞു. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരെക്കുറിച്ച്, വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്തവരെക്കുറിച്ച് സര്‍ക്കാര്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഭൂരഹിതര്‍ക്ക് പട്ടയങ്ങളും വീടും നല്‍കിത്തുടങ്ങി. കലയ്ക്ക് സമൂഹത്തില്‍ ഏറെ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് ജയ് ഭീം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. 'നന്ദി സാർ മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി സൂര്യ ജയ് ഭീം സിനിമയെ ആധാരമാക്കി 'കാഴ്ചക്കപ്പുറം' സംവാദ സദസ്സ് വെള്ളിയാഴ്ച നടക്കും പാർവതി അമ്മാളിനെ നേരിൽ കണ്ട് സൂര്യ; 15 ലക്ഷം രൂപ കെെമാറി താരപദവിയെ പുനർനിർവചിക്കുന്ന നടൻ, സൂര്യയ്ക്കൊപ്പം; വെട്രിമാരൻ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന് സ്വീകാര്യതയേറുന്നത് ശുഭസൂചന-വി.ശിവന്‍കുട്ടി ആണ്‍കുട്ടികള്‍ക്ക് തോക്കും കാറും, പെണ്‍കുട്ടികള്‍ക്ക് പാവകളും കിച്ചന്‍സെറ്റും; വേർതിരിക്കരുത് മക്കളെ 'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം':താത്പര്യം കാട്ടി അരൂക്കുറ്റി സ്‌കൂള്‍, യോഗം വിളിച്ച് ആലപ്പുഴ നഗരസഭ കാലം മാറി ചിന്തകളും മാറണം- വസ്ത്രധാരണ രീതിയെ കുറിച്ച് സ്‌പോര്‍ട്‌സ് താരങ്ങള്‍ പറയുന്നു 'പുരോഗമന സര്‍ക്കാരിന് ഇവ ശ്രദ്ധിക്കാതിരിക്കാനാവില്ല, ക്ലാസ് മുറികളിലും പാഠ്യപദ്ധതിയിലും മാറ്റംവരും' അങ്ങനെയങ്ങ് ഉറങ്ങിയാലോ..😜റബേക്കയെ ഉറങ്ങാൻ സമ്മതിക്കാതെ ശ്രീജിത്ത്. വിവാഹശേഷമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയതാരം😍 Creator Pen അങ്ങനെയങ്ങ് ഉറങ്ങിയാലോ..😜റബേക്കയെ ഉറങ്ങാൻ സമ്മതിക്കാതെ ശ്രീജിത്ത്. വിവാഹശേഷമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയതാരം😍 അങ്ങനെയങ്ങ് ഉറങ്ങിയാലോ..😜റബേക്കയെ ഉറങ്ങാൻ സമ്മതിക്കാതെ ശ്രീജിത്ത്. വിവാഹശേഷമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയതാരം😍 സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് റബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കേന്ദ്രകഥാപാത്രമായി താരം തിളങ്ങിയിരുന്നു. വളരെ സീരിയസായ ഒരു കഥാപത്രമായിരുന്നു കസ്തൂരിമാൻ പരമ്പരയിൽ താരം അവതരിപ്പിച്ചത്. സീരിയൽ അവസാനിച്ചെങ്കിലും ഇന്നും റബേക്ക പ്രേക്ഷകർക്ക് കാവ്യ തന്നെയാണ്. ഈയിടെയായിരുന്നു റബേക്കയുടെ വിവാഹം. ഛായാഗ്രാഹകനും സംവിധായകനുമായ ശ്രീജിത്ത് വിജയനാണ് താരത്തെ ജീവിതപങ്കാളിയാക്കിയത്. താരത്തിന്റെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമൊക്കെ ആരാധകർ ആകാംഷയോടെ കാത്തിരുന്നാണ് സോഷ്യൽ മീഡിയയിലൂടെ കണ്ടത്. വിവാഹത്തിന് സീരിയൽ- സിനിമാരംഗത്തെ പ്രമുഖരും എത്തിയിരുന്നു. കൂട്ടത്തിൽ നടൻ സലിംകുമാറും ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ സഹതാരങ്ങളുടെ ആഘോഷങ്ങളും സ്വിമ്മിങ്ങ് പൂളിലേക്ക് തള്ളിയിട്ടുള്ള ഗെയിമുകളുമൊക്കെ യൂ ടൂബ് ചാനലുകൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള റബേക്കയുടെയും ശ്രീജിത്തിന്റെയും രസകരമായ നിമിഷങ്ങളുടെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ശ്രീജിത്ത് ഇത്രയും രസികനായിരുന്നോ എന്നും റബേക്കയുടെ കുറുമ്പിനുപറ്റിയ ആള് തന്നെയാണ് ശ്രീജിത്ത് എന്ന് ഇപ്പോൾ മനസിലായെന്നുമാണ് വിഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ. ഉറങ്ങിക്കിടക്കുന്ന റബേക്കയും ഉണർത്താൻ വേണ്ടി പല അടവുകളും പ്രയോഗിക്കുന്ന ശ്രീജിത്തുമാണ് വിഡിയോയിൽ. ഉറങ്ങിക്കിടക്കുന്ന റബേക്കയുടെ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിക്കുന്ന ശ്രീജിത്ത് ശരിക്കും ഒരു വികൃതിപ്പയ്യനാണ് എന്ന തരത്തിലുള്ള കമന്റുകൾ ആരാധകർ പാസാക്കുന്നുണ്ട്. റബേക്ക ഇപ്പോൾ കളിവീട് എന്ന പരമ്പരയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീജിത്തുമായുള്ള പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. സീരിയലിൽ ഗൗരവമേറിയ സീനുകളാണ് അവതരിപ്പിക്കുന്നതെങ്കിലും യഥാർത്ഥജീവിതത്തിൽ താരം ഒരു കുറുമ്പി തന്നെയാണ്. റബേക്ക പങ്കെടുക്കുന്ന ടീവി ഷോകളും മറ്റും കാണുമ്പോൾ പ്രേക്ഷകർക്ക് അത് കൃത്യമായി മനസിലാകാറുമുണ്ട്. വിവാഹശേഷവും വിശ്രമമില്ലാതെ താരം കളിവീടിൽ എത്തുന്നതിന്റെ സന്തോഷവും ആരാധകർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്. നാലുദിവസം കൊണ്ട് തീർത്ത റെഡ് ഗൗൺ..❤️ ചുവപ്പിൽ മുങ്ങി ആലീസും കറുപ്പിന്റെ അഴകിൽ സജിനും..🖤 വൈറലായി മിനിസ്ക്രീൻ താരം ആലീസിൻ്റെ റിസപ്ഷൻ ഡ്രസ്സ് "അച്ഛേ എനിക്ക് ടീച്ചറമ്മയെ ഒന്ന് കാണണം' മനസ്സിലെ ആഗ്രഹം കലശലായതോടെ രാമൻകുട്ടിയെ നോക്കി..അവളുടെ മുഖം അമ്മയെ കൊതിയോടെ കാത്തിരിക്കുന്ന കുട്ടിയുടെ ഭാവം ഉണർത്തി അതിനെന്താ നമുക്ക് ഒരീസം പോകാലോ എന്നാ അച്ഛേ എനിക്ക് പെട്ടെന്ന് അമ്മയെ കാണണം" പിന്നെയും സാഗര കൊഞ്ചി അയാൾക്ക് അവളുടെ മനസ്സ് കാണാൻ കഴിഞ്ഞു. നഷ്ടമായെന്നു കരുതിയ കളിപ്പാട്ടം കിട്ടിയ തിരിച്ചു കിട്ടിയ സന്തോഷം‌‌‌‌ ശേഖരന്റെ ശ്രദ്ധയും മകളിലായിരുന്നു അയാളുടെ നയനങ്ങളും നനഞ്ഞു രാമൻകുട്ടി പേഴ്സിൽ നിന്നൊരു കുഞ്ഞ് ഫോട്ടോ എടുത്തു സാഗക്ക് നേരെ നീട്ടി അതുവാങ്ങി അതിലേക്ക് നോക്കിയതും മിഴികൾ കൂടുതൽ വിടർന്നു.. "നടി ശ്രീവിദ്യാമ്മയെ പോലെ അഴകാണല്ലോ എന്റെ അമ്മക്ക്" ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും കൊതിയോടെ നോക്കി മോള് വരുവാ പെട്ടെന്ന് കൂട്ടിക്കൊണ്ട് വരും കൊഞ്ചലോടെ പറയുന്നവളെ നോക്കി ശേഖരനും രാമൻകുട്ടിയും നോക്കി പുഞ്ചിരിച്ചു കണ്ടോടാ മോളുടെ സന്തോഷം..അവളിപ്പോൾ കുഞ്ഞായത് പോലെയാണ് രാമൻ പറഞ്ഞതിന് ശേഖരൻ ശരിവെച്ചു ഞാൻ ഇറങ്ങട്ടെ..നാളെ വരാം അയ്യോ അച്ഛാ അമ്മയെ കാണാനെന്നാ പോവാ" വീണ്ടും ചിണുങ്ങി അവൾ അമ്മയെ കാണാഞ്ഞിട്ട് ഏതാണ്ട് പോലെ വരുന്ന ഞായറാഴ്ച വിളിച്ചു പറഞ്ഞിട്ട് പോവാം" സാഗര സന്തോഷത്താൽ തുള്ളിച്ചാടി രാമൻകുട്ടി യാത്ര പറഞ്ഞിറങ്ങി "ഇക്കണക്കിനു അമ്മയെ കിട്ടിയാൽ അച്ഛനെ വേണ്ടാതാകല്ലോ അച്ഛാ സാഗയുടെ കണ്ണുകൾ നിറഞ്ഞതോടെ ശേഖരനു സങ്കടമായി അച്ഛൻ വെറുതെ പറഞ്ഞതാടീ വെറുതെ ആയാലും ഇങ്ങനെ പറയരുത് ട്ടൊ എനിക്കെന്റെ അച്ഛനും അമ്മയും കൂടെ വേണം തേങ്ങലോടെ അച്ഛനിലേക്ക് ചാഞ്ഞു..ശേഖരൻ മോളെ സാന്ത്വനിപ്പിച്ചിട്ട് ചേർത്തു പിടിച്ചു അകത്തേക്ക് കയറി 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പതിയെ പോകുന്നതായിട്ടാണു സാഗക്ക് അനുഭവപ്പെട്ടത് ഞായറാഴ്ച ആകാനായി ദിവസവും ആഗ്രഹിച്ചു എല്ലാം ദിവസവും രാവിലെ എഴുന്നേറ്റു അച്ഛനോടൊപ്പം സാഗരയും പ്രഭാത സവാരിക്ക് ഇറങ്ങും..നടത്തം കഴിഞ്ഞു വന്നാൽ കുളി കഴിഞ്ഞു അവൾ അച്ഛനു ചായ ഇട്ടു കൊടുക്കും തങ്ങൾക്കിടയിൽ മൂന്നാമതൊരാളെ വരവേൽക്കാനായി ശേഖരനും മനസ്സാൽ തയ്യാറെടുത്തു അങ്ങനെ സാഗര കാത്തിരുന്ന ആ സുദിനം വന്നെത്തി ഞായറാഴ്ച ദിവസം പുലർച്ചേ എഴുന്നേറ്റു കുളിച്ചു അമ്പലത്തിലേക്ക് പോയി..ഭഗവാനു മുന്നിൽ കൂപ്പു കയ്യുമായി നിന്നു അമ്മക്ക് എന്നേയും അച്ഛനേയും ഇഷ്ടമാകണേ കളളക്കണ്ണാ.. അവളുടെ പ്രാർഥന കേട്ടതു പോലെ ഉണ്ണിക്കൃഷ്ണൻ പുഞ്ചിരിച്ചു പാവാടയും ബ്ലൗസുമാണ് ധരിച്ചത് കണ്ണ് വാലിട്ടെഴുതി മുഖത്തൊരു കുഞ്ഞു പുള്ളിക്കുത്തുമിട്ടു ലേശം പൗഡർ മുഖത്തിട്ടു..കറുത്ത ഒരു കുഞ്ഞിപ്പൊട്ട് നെറ്റിയിൽ തൊട്ടതോടെ അവളുടെ ഒരുക്കം കഴിഞ്ഞു ശേഖരൻ മുണ്ടും ഷർട്ടും ധരിച്ചു..എട്ടുമണി കഴിഞ്ഞു രാമൻകുട്ടി കാറിലെത്തി..മൂവരും കൂടി സേതുലക്ഷമിയെ കാണാനായി യാത്രയായി മെയിൻ റോഡിലൂൂടെ ഓടിയ കാറ് ചെറിയ ടാറിട്ട റോഡിലൂടെ വീണ്ടും ഓടി‌‌‌ വിളഞ്ഞ് പാകമാകാറായ സ്വർണ്ണക്കരുകൾ തിങ്ങി നിറഞ്ഞ പാടത്തിനു നടുവിലൂടെ ആയിരുന്നു യാത്ര പാടം കഴിഞ്ഞു റോഡ് അവസാനിക്കുന്നിടത്ത് കാറ് നിന്നു കുറച്ചു മുമ്പിലായി പഴയൊരു നാലുകെട്ട് പോലൊരു പഴയ ഓടിട്ട വീട് കണ്ടു വാ രാമൻകുട്ടി നടന്നതിനു പിന്നാലെയായി ശേഖരനും സാഗരയും നടന്നു..ചുറ്റും പലതരത്തിലുള്ള വൃക്ഷങ്ങൾ കിളകൾ ചിറകടിച്ചു കലപില കൂട്ടി മരച്ചിലകളിൽ കൂടു കൂട്ടുന്നതു കണ്ടു..വിവിധ വർണ്ണത്തിലുള്ള ചിത്രശലഭങ്ങൾ പൂന്തോട്ടത്തിലെ പൂവുകളിൽ നിന്ന് മറ്റൊന്നിലേക്ക് പാറി നടക്കുന്നു ഗ്രാമീണാന്തരീക്ഷം സാഗ നന്നായി ആസ്വദിച്ചു നിക്ക് ഇഷ്ടായി ഇവിടെ അമ്മക്കൊപ്പം ഇവിടെ വന്നു ഇടക്കിടെ താമസിക്കാമല്ലോ ആത്മഗതമരുളി അവർക്കൊപ്പം നടന്നു ഓടിട്ട വീടെങ്കിലും പഴമയുടെ ഭംഗി നിലനിർത്തി പോന്നിരുന്നു..മുറ്റം നിറയെ വിവിധയിനം ചെടികളും അവയിൽ പൂവുകൾ തളിരിട്ടു നിന്നു വാതിലിനു മുന്നിലായി മുറ്റത്തിനു നടുക്കായി ഒരു തുളസിത്തറ കയറി വന്നോളൂ മദ്ധ്യവയസ്ക്കയെങ്കിലും കുലീനത്വമുള്ളൊരു സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു മൂവരും അകത്തേക്ക് കയറി ഇരുന്നു ഞാൻ സേതുലക്ഷ്മിയെ വിളിക്കാം" അവർ അകത്തേക്ക് പോയത് മുതൽ സാഗയുടെ കണ്ണുകൾ അങ്ങോട്ടേക്കായി ആരെയും കാണാതെ ആയതോടെ അവൾ എഴുന്നേറ്റു ഞാനിപ്പോൾ വരാമേ" സാഗ അകത്തേക്ക് കയറി ആദ്യത്തെ മുറിയിലൂടെ നടന്നു അടുക്കളയിലെത്തി ആദ്യം വന്ന സ്ത്രീ ഉൾപ്പെടെ മൂന്നു സ്ത്രീകൾ നിൽക്കുന്നു അതിൽ ഏറ്റവും സുന്ദരി ആയവരിൽ കണ്ണുകൾ തറഞ്ഞു നിന്നു അമ്മ ‌ സാഗയുടെ ചുണ്ടുകൾ വിറച്ചു കണ്ണുകൾ നനഞ്ഞു അകത്തേക്കു വന്ന പെൺകുട്ടിയിലായിരുന്നു അവരുടെയെല്ലാം കണ്ണുകൾ ലക്ഷ്മി ദേവിയെ പോലെയൊരു പെൺകുട്ടി കണ്ണിമ വെട്ടാതെ അവളെ നോക്കി അമ്മേ സാഗ ഓടിവന്നു സേതുലക്ഷ്മിയെ പുണർന്നു ശേഖരനെയും മോളെയും കുറിച്ച് ചെറിയ ഒരു വിവരണം രാമൻകുട്ടി കൊടുത്തിരുന്നതിനാൽ സാഗരയെ പെട്ടെന്ന് മനസ്സിലായി മോളേ തുടരും……… റോയല്‍ വിങ്‌സ്- മ്യൂസിക് ബാന്റിലും മോഹന്‍സിതാര ടച്ച്‌ കാലം മാറുമ്പോള്‍ എല്ലാറ്റിനുമുണ്ടാകും മാറ്റം. ഇങ്ങനെയൊരു മാറ്റത്തിന്റെ ഒരുക്കത്തിലാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ മോഹന്‍ സിതാര. സിനിമയുടെ തിരക്കുകള്‍ക്കിടയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരു മ്യൂസിക് ബാന്‍ഡിന്റെ ഒരുക്കത്തിലാണ് മോഹന്‍ റോയല്‍ വിങ്‌സ്' എന്നാണ് പേര്. വ്യത്യസ്തവും നൂതനവുമായ ബാന്‍ഡാകണം ഇതെന്ന് അദ്ദേഹം ശഠിക്കുന്നു. അതിനുള്ള പടപ്പുറപ്പാട് തുടങ്ങി. വരുന്ന ഓണത്തോടടുപ്പിച്ച് തൃശ്ശൂരില്‍ ബാന്‍ഡിന് ഔദ്യോഗിക തുടക്കം കുറിക്കും. നിലാവുള്ള നീലരാത്രി. ദൂരെനിന്നും കേള്‍ക്കാം പ്രകൃതിയുടെ വൈവിധ്യമാം ശബ്ദങ്ങള്‍. ഭയാനകവും ഒപ്പം സ്വപ്‌നതുല്യ പ്രതീതിയുളവാക്കുന്നതുമായ ഒരൊന്നൊന്നര രാത്രി. ഒരമ്മ തന്റെ കുഞ്ഞിനെ താരാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ്. കുഞ്ഞിന് ഉറക്കമേ വരുന്നില്ല. വാവിട്ടു കരയുകയാണത്. അപ്പോള്‍ അശരീരി പോലെ ഒരു ശബ്ദം ചന്ദ്രബിംബമേ നിന്‍ മുഖമൊന്നു മറയ്ക്കാമോ, നിന്‍ കാന്തിയാല്‍ എന്‍ കുഞ്ഞുറങ്ങുന്നേയില്ല അശരീരി തുടരുമ്പോള്‍ പതുക്കെ നീലവെളിച്ചത്തിന് കൂടുതല്‍ തെളിച്ചം വെയ്ക്കുന്നു. പൊടുന്നനെ ഇതൊരു സംഗീതവേദിയെന്നു കാഴ്ചക്കാര്‍ക്കു മനസ്സിലാകുന്നു. അവിടെ വിഷാദഛായയില്‍ ഒരു ഗായിക. ഓര്‍ക്കസ്ട്രയ്ക്ക് അണിനിരക്കുന്ന കലാകാരന്‍മാര്‍ തലകുനിച്ചിരിക്കുന്നു. നിലാവെളിച്ചവും കുഞ്ഞുറങ്ങാത്തതിന്റെ നൊമ്പരവും അവരിലും സൃഷ്ടിച്ചിരിക്കുന്നു വേദന കലര്‍ന്ന ആലസ്യം. പതിയെ ഗാനം തുടങ്ങുന്നു ഓമന തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പതുക്കെ തലയുയര്‍ത്തുന്നു പിന്നണിക്കാര്‍. സംഗീതോപകരണങ്ങളില്‍ അവരുടെ വിരലുകള്‍ പതുക്കെ ചലിക്കുന്നു. താരാട്ടുപാട്ടിന്റെ ഗതി പതിയെ മാറുന്നു. നിലാവെളിച്ചം പരക്കുന്നതുപോലെ ഈ ഗാനം ചെന്നെത്തുന്നത് മറ്റൊരു താരാട്ട് ഈണത്തിലേക്ക് രാരീ രാരീരം രാരോ, പാടീ രാക്കിളി പാടീ ഒരു സംഗീത സംവിധായകന്റെ വിഷ്വലൈസേഷനാണിത്. തന്റെ മ്യൂസിക് ബാന്‍ഡിനു വേണ്ടി മോഹന്‍ സിതാര മനസ്സില്‍ സങ്കല്‍പ്പിച്ചുവച്ച ദൃശ്യം. മ്യൂസിക് ബാന്‍ഡിനു വേണ്ടിയുള്ള പാട്ടുകളുടെ റിഹേഴ്‌സല്‍ത്തിരക്കിലാണിപ്പോള്‍ മോഹന്‍. ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ടുനടക്കുന്ന മ്യൂസിക് ബാന്‍ഡാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത് ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിനു വേണ്ടി താന്‍ ആദ്യമായി സംഗീതം പകര്‍ന്ന രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ എന്ന ഗാനം പരിഷ്‌കരിക്കുന്നതുള്‍പ്പെടെ സാങ്കേതികവും ദൃശ്യസമ്പന്നവുമായ ഒട്ടേറെ പുതുപുത്തന്‍ ആശയങ്ങളുമായാണ് ബാന്‍ഡ് രംഗപ്രവേശം ചെയ്യുക മൈക്കിള്‍ ജാക്‌സണ്‍ സ്‌റ്റൈലിലുള്ള മ്യൂസിക് ബാന്‍ഡാണ് മനസ്സിലുള്ളത്. എന്നുവച്ച് ത്രസിപ്പിക്കുന്ന പാട്ടുകള്‍ മാത്രമാണുണ്ടാവുക എന്ന് തെറ്റിദ്ധരിക്കരുത്. മലയാളികള്‍ ഗൃഹാതുരതയോടെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന പാട്ടുകളും ഉണ്ടാവും. പക്ഷേ ഇവ യുവതലമുറയെക്കൂടി ആകര്‍ഷിക്കുംവിധം തനിമ ചോരാതെ മാറ്റിപ്പണിയും. പാട്ടിന്റെ മൂഡിനനുസരിച്ചുള്ള രംഗാവിഷ്‌കാരമുണ്ടാക്കും. പാട്ടുകാരും പിന്നണിക്കാരുമൊക്കെ ഇതേ മൂഡിലായിരിക്കും വേദിയില്‍ പ്രത്യക്ഷപ്പെടുക. മെലഡി ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് കൂടുതല്‍ ചടുലമാക്കും. നാടന്‍പാട്ടുകളുടെ ഹരമൊന്നു കൂട്ടും. അടിപൊളിപ്പാട്ടുകള്‍ അടിമുടി പൊളിച്ച് തട്ടുപൊളിപ്പനാക്കും' ബാന്‍ഡ് ഹരമാക്കുന്നതിന്റെ ചുറുചുറുക്കോടെ മോഹന്‍ സിതാര പറയുന്നു. 'സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ടാകും. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ദൃശ്യചാരുത പ്രതീക്ഷിക്കാം. ഇതിനായി മികച്ച ശബ്ദക്രമീകരണ സംവിധാനം സജ്ജമാക്കണം. നൂതനമായ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങും. മികവുറ്റ പ്രകാശ ക്രമീകരണങ്ങള്‍ക്കായി വിദഗ്ധരുടെ സഹായം തേടും. സംഗീതത്തിനും അവയുടെ മൂഡിനുമനുസരിച്ച് പ്രകാശ ക്രമീകരണങ്ങളും മറ്റും നേരത്തെത്തന്നെ സെറ്റു ചെയ്തു വയ്ക്കാനാണ് പദ്ധതി. രംഗാവതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മറ്റു പല ക്രിയാത്മകമായ ആശയങ്ങളും മനസ്സിലുണ്ട്. ബാന്‍ഡിന്റെ പ്രകടനം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് പാട്ടുകള്‍ മാത്രമാവരുത്. അവയുടെ ദൃശ്യവശ്യതകൂടി ഇടംപിടിക്കണം. ഓരോ പാട്ടിനും വേണ്ട വിഷ്വലുകള്‍ മനസ്സില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം സിനിമാ സംവിധായകന്റെയും സംഗീതസംവിധായകന്റെയും വേഷമാണ് തനിക്ക് അണിയേണ്ടിവരിക'മോഹന്‍ സിതാര വിടര്‍ന്ന പുഞ്ചിരിയോടെ പറയുന്നു. പല സുഹൃത്തുക്കളെയും ഫോണ്‍ ചെയ്യുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരമറിയുക. അവര്‍ക്ക്, അല്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് അര്‍ബുദമാണെന്ന്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. പക്ഷെ എന്റെ മനസ്സില്‍ പെട്ടെന്ന് കടന്നുവന്നത് വിഷലിപ്തമായ പച്ചക്കറിയെക്കുറിച്ചാണ്. കീടനാശിനിയില്‍ മുങ്ങിയ അരിയും പച്ചക്കറികളും പഴങ്ങളും. ഇതിനെക്കുറിച്ച് ബാന്‍ഡിലൂടെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ കടമയാണെന്നു തോന്നി. ഇക്കാര്യം യുവ ഗാനരചയിതാവ് ജോഫി തരകനുമായി പങ്കിട്ടു. നിരവധി ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ച ജോഫി വരികള്‍ കുറിച്ചു : വേദിയിലെ കൂരിരുട്ടില്‍ ആളുകളുടെ ദീനരോദനത്തില്‍ തുടങ്ങി വൈകാരികമായ സംഭവവികാസങ്ങളിലൂടെ ഈ ഗാനം രംഗത്തെത്തിക്കാനാണ് മോഹന്‍ സിതാര പദ്ധതിയിടുന്നത്. ബാന്‍ഡിന്റെ ബ്രാന്‍ഡ് സോങ്ങായിരിക്കും ഇത്. ജോഫി തരകന്‍ ബാന്‍ഡിനു വേണ്ടി മൂന്നു ഗാനങ്ങളാണ് എഴുതിയിട്ടുള്ളത്. ഒരു ഗാനം കണ്ണൂര്‍, കാസര്‍ഗോഡ് ഭാഷാശൈലി മിശ്രിതപ്പെടുത്തിയുള്ള മാപ്പിളപ്പാട്ടു സ്‌റ്റൈലിലുള്ളതാണ് ബര്ന്ന് ബര്ന്ന്ന്ന് പറഞ്ഞീറ്റിങ്ങള് എത്തറ നാളായീ ഒറക്കമൊയിഞ്ഞിറ്റ് തോറ്റു പെണ്ണേ കൊഞ്ചും മൊഞ്ചാളെ എന്നാണ് വരികള്‍. ഒരു പെണ്ണിനുവേണ്ടി കാത്തിരുന്ന് ജീവിതം തുലച്ച നിരാശാ കാമുകന്റെ വ്യഥയെക്കുറിച്ചുള്ള ഒരു പാട്ടുമുണ്ട് അക്കരേക്കൊരു കെട്ടുവള്ളം പോലെന്നോ തുഴയൂന്നി മറഞ്ഞില്ലേ നീ ഇക്കരെയൊരു കെട്ടതെങ്ങുപോലിന്നും കെട്ടുപ്രായം കഴിഞ്ഞിരിപ്പൂ ഞാന്‍ എന്ന ഇതിലെ വരികള്‍ ചിരിപ്പിക്കും, ചിന്തിപ്പിക്കും. 'എല്ലാ ജനുസ്സിലുംപെട്ട പാട്ടുകളുമുണ്ടാകും ബാന്‍ഡില്‍. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. ഹിന്ദുസ്ഥാനിക്കും കര്‍ണാടകത്തിനും നാടോടി സംഗീതത്തിനും ഒരുപോലെ ഇടംനല്‍കും. എന്റെ സിനിമാഗാനങ്ങളും പുതിയ ട്രെന്‍ഡ് മുന്നില്‍ക്കണ്ട് പരിഷ്‌കരിക്കും. മറ്റു സംഗീത സംവിധായകരുടെ പാട്ടുകള്‍ മൂഡിനനുസരിച്ച് നീട്ടുകയോ, കുറുക്കുകയോ, കൂടുതല്‍ ഓര്‍ക്കസ്‌ട്രേഷനോടെ പുനരാവിഷ്‌കരിക്കുകയോ ചെയ്യും. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ബാന്‍ഡിനെ പ്രചരിപ്പിക്കും ജനപ്രീതി നേടിയ സംഗീതസംവിധായകന് തന്റെ ബാന്‍ഡിനെയും ജനപ്രിയമാക്കാന്‍ പദ്ധതികള്‍ ഏറെ. ഗായകര്‍ വിഷ്ണു മോഹന്‍ (മോഹന്‍ സിതാരയുടെ മകനും യുവ സംഗീതസംവിധായകനുമാണ് പി. വരദ, സിയാദ്, ജിഷ നവീന്‍, ജോയ്‌സ് സുരേന്ദ്രന്‍, സാലിഹ് ഹനീഫ്, ആതിര സുരേഷ്, ആര്‍ഷ കൃഷ്ണകുമാര്‍, സുധാമണി ശങ്കര്‍, ശ്രീരാഗ് രവീന്ദ്ര, സുധിന്‍ നാരായണ്‍, ശ്രീഹരി രവീന്ദ്ര, അരുണ്‍ അരവിന്ദ് പിന്നണിയില്‍ ബിനേഷ് ദേവ്‌നാഥ് (വയലിന്‍ റെമിന്‍ ജോസ് (ഗിത്താര്‍ പ്രെഷ്യസ് പീറ്റര്‍ (കീബോര്‍ഡ് ശരത് സുബ്രഹ്മണ്യന്‍ (റിഥം ഗിത്താര്‍ മെല്‍വിന്‍ ജെ. തേറാട്ടില്‍ (ബാസ് മിഥുന്‍ പോള്‍ (ഡ്രംസ്) മ്യൂസിക് ബാന്‍ഡ് വിജയമാക്കുക എന്നത് എളുപ്പമാണോ? മാറുന്ന കാലത്തെക്കുറിച്ചും പുതിയ ട്രെന്‍ഡുകളെക്കുറിച്ചും തലമുറയെപ്പറ്റിയും അറിവും അവബോധവുമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിജയത്തിലെത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. മറ്റു മ്യൂസിക് ബാന്‍ഡുകളില്‍ നിന്നും കാര്യമായ വ്യത്യസ്തത ഉണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനുവേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. 800 ഓളം ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം പകര്‍ന്ന ഒരു കലാകാരനാണ് ഞാന്‍. ഈ നിലയില്‍ എനിക്കു ലഭിച്ചിട്ടുള്ള ഫെയിം ഉദ്യമത്തെ ഏറെ സഹായിക്കും. ബാന്‍ഡിനെ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയകളെയും വാട്‌സ് ആപ്പിനെയും മറ്റും കൂട്ടു പിടിക്കും. ഇതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബാന്‍ഡിലെ പാട്ടുകളും മറ്റു സാങ്കേതിക ക്രമീകരണങ്ങളും കാലോചിതമായി പരിഷ്‌ക്കരിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരും. ബാന്‍ഡ് എന്ന ആശയം രൂപപ്പെട്ടതിനു പിന്നില്‍? ഒരു സിനിമയ്ക്കു ഗാനമൊരുക്കുമ്പോള്‍ സംവിധായകന്‍ മനസ്സില്‍ക്കാണുന്ന ദൃശ്യങ്ങള്‍ക്കനുസൃതമായിരിക്കും അത്. എന്നാല്‍ ബാന്‍ഡിനു വേണ്ടി ഗാനമൊരുക്കുമ്പോള്‍ എനിക്കു ലഭിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. രംഗത്ത് അവതരിപ്പിക്കാനുള്ള വിഷ്വലുകള്‍ ഞാന്‍ തന്നെ മനസ്സില്‍ക്കാണുന്നു. അതിനനുസരിച്ച് പാട്ടിന്റെയും ഓര്‍ക്കസ്ട്രയുടെയും ഗതിയില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കും. യുവതലമുറയെ ലക്ഷ്യംവച്ച് പാട്ടുകളെ കൂടുതല്‍ മോടിപ്പെടുത്താനാവും. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ബാന്‍ഡിനൊപ്പം നില്‍ക്കുക ബുദ്ധിമുട്ടല്ലേ? ഇത് ഞാനുണ്ടാക്കിയ സംരംഭമാണ്. അത് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ബാന്‍ഡ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഞാന്‍ കൂടെപ്പോകും. വീല്‍ചെയറിലിരുന്ന് ക്ലിക്ക്, ചെമ്പനെ വെസ്റ്റേണാക്കി അലൻ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് അലന്‍ വിക്രാന്ത് പങ്കുവെച്ച മേക്കോവര്‍ വീല്‍ചെയറിലിരുന്ന് ക്ലിക്ക്, ചെമ്പനെ വെസ്റ്റേണാക്കി അലൻ എന്തെന്ത് അഴകാണ്, അർഥങ്ങളാണ് മനുഷ്യന്റെ ഈ കറുത്ത ചിത്രങ്ങൾക്ക് മെയ്ക്കപ്പിന് പരിധിയോ? ലോറിഡ്രൈവര്‍ ബെന്നി പറയും ഒട്ടുമില്ല Save the date യൂണിഫോമില്‍ വനിതാ എസ്‌ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്; പൊലീസുകാർക്കിടയിൽ പ്രതിഷേധം ശക്തം വിവാഹപ്പിറ്റേന്ന് ഡിവോഴ്‌സ് ആവശ്യപ്പെട്ട് ഭാര്യ; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്‌ 83 ലെഹ്‌റാ ദൊ രണ്‍വീര്‍ സിംഗ് നായകനാവുന്ന 83യിലെ ഗാനം പുറത്തുവിട്ടു Marble Legend എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. മാർബിൾ ലെജൻഡ് ഒരു പുതിയതും അതിശയകരവുമായ പസിൽ ഗെയിമാണ്! ഐതിഹാസിക നിധിക്കായി, നിങ്ങൾ സാഹസിക മോഡിൽ ആറ് രഹസ്യ രംഗങ്ങൾ അതിജീവിക്കേണ്ടതുണ്ട്. ചലഞ്ച് മോഡിൽ എല്ലാ ലെവലുകളും പൂർത്തിയാക്കുക, ഓരോ ലെവലിലും മൂന്ന് നക്ഷത്രങ്ങൾ നേടാൻ ശ്രമിക്കുക. റവന്യു മന്ത്രി കൊക്കയാറിലേക്ക്; മഴ കുറഞ്ഞത് ആശ്വാസം, നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും മന്ത്രി revenue minister k rajan going to kokkayar റവന്യു മന്ത്രി കൊക്കയാറിലേക്ക്; മഴ കുറഞ്ഞത് ആശ്വാസം, നിലവിൽ എല്ലാം നിയന്ത്രണവിധേയമാണെന്നും മന്ത്രി ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. തിരുവനന്തപുരം: മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ (K Rajan ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും (Koottickal) കൊക്കയാറിലും (Kokkayar) ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ (NDRF) രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയിലെ ആശങ്കക്ക് വലിയ കുറവുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. ഇന്നലത്തേതിലും കൂടുതലായി ആശങ്ക ഒന്നും ഇപ്പോൾ ആവശ്യമില്ല. വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ആളുകൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം. മഴ വല്ലാതെ കൂടുന്നില്ല എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ടുകൾ അടിസ്ഥാനമാക്കി പറയാനാവുക എന്നും മന്ത്രി വ്യക്തമാക്കി. Read Also: കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും കോട്ടയത്ത് കനത്ത മഴ തുടരുന്നു; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Mullaperiyar വീടുകളിൽ വെള്ളം; മന്ത്രിക്കെതിരെ പ്രതിഷേധം, മുല്ലപ്പെരിയാറിൽ 3 ഷട്ടർ അടച്ചു, ഇടുക്കി തുറക്കും Mullaperiyar മുല്ലപ്പെരിയാർ രാത്രി തുറന്നുവിട്ടു,കേരളം സുപ്രീകോടതിയിലേക്കെന്ന് മന്ത്രി, ഇടുക്കി ഡാമിൽ ജാഗ്രത Periya Murder പെരിയയിൽ രാഷ്ട്രീയ പ്രതിരോധം ഒപ്പമുണ്ട്' അറസ്റ്റിലായവരുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി By-Election 32 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; കൊച്ചി ഭരണത്തിൽ ഗാന്ധിനഗർ നിർണായകം, തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് Nagaland Firing നാഗാലാൻഡ് വെടിവയ്പ്പ് ഇന്നും പാർലമെന്‍റിൽ കത്തും; നീക്കങ്ങൾ ആലോചിക്കാൻ പ്രതിപക്ഷ യോഗം Waqf Board വഖഫ് വിവാദം; സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച രാവിലെ, റിക്രൂട്ട്മെന്‍റ് ബോർഡ‍് സമവായം ? Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ ചോ: ഞാനൊരു നിരീശ്വരവാദിയാണ്. ഇസ്‌ലാം സമര്‍പ്പിക്കുന്ന എല്ലാ വീക്ഷണങ്ങളെയും ഞാനെതിര്‍ക്കുന്നു. ദൈവമുണ്ടെന്ന് സമര്‍ഥിക്കാന്‍ സ്വീകരിച്ച രീതിയും സത്യവിരുദ്ധമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നും ആ സ്രഷ്ടാവിന്റെ നിയമങ്ങളനുസരിച്ച് വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ-വര്‍ണ-സംസ്‌കാരത്തില്‍ പെട്ട മനുഷ്യര്‍ ജീവിക്കണമെന്നും അതല്ലാത്തപക്ഷം വിധിതീര്‍പ്പിനൊടുവില്‍ അവരില്‍ ഒരുകൂട്ടരെ ശിക്ഷിക്കുമെന്ന് പറയുന്നതും അധാര്‍മികമാണ്. ഒരു ഖുര്‍ആന്‍ വചനം കാണുക:’നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്‍ച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവര്‍ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടര്‍ന്നും അവര്‍ നമ്മുടെ ശിക്ഷ അനുഭവിക്കാന്‍. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. ‘(അന്നിസാഅ് 56)വളരെ മോശമായ ആചാരരീതികളുള്ള മതസംസ്‌കാരം തികച്ചും സാഡിസ്റ്റികായ ഇത്തരം രീതികള്‍ അവലംബിക്കുന്നുവെന്നറിയുമ്പോള്‍ വളരെ കഷ്ടംതോന്നുന്നു. എന്തിന്റെ പേരിലായാലും അത് ഒരു മുസ്‌ലിമാണെങ്കില്‍പോലും ഇത്തരത്തിലുള്ള ആശയം ദൈവത്തില്‍നിന്നാണെന്ന് പറഞ്ഞുകൊണ്ട് സ്വീകരിക്കപ്പെടുകയും അത് വിശ്വസിക്കപ്പെടുകയും ചെയ്യുന്നത് വളരെ കഷ്ടംതന്നെ. മനുഷ്യനെ നന്നാക്കിയെടുക്കാനാണ് ഇത്തരം വീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന കാഴ്ചപ്പാടിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ല. ഇത്തരം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടുകളാണ് ഗോത്രസംസ്‌കൃതിക്കും സംഘര്‍ഷത്തിനും വഴിയൊരുക്കുന്നത്. യഥാര്‍ഥത്തില്‍ സ്വയംതന്നെ സമ്പൂര്‍ണവും പരമസത്യവും ആണെന്ന് അവകാശപ്പെടുന്ന ഇതരമതസംസ്‌കാരങ്ങളുമായി കലഹിക്കുന്ന ഒരു മതത്തിന് യുക്തിവിരുദ്ധവും ധാര്‍മികവിരുദ്ധവുമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ കഴിയുന്നുവെന്നാലോചിക്കുമ്പോള്‍ വെറുപ്പുതോന്നുന്നു. അതിനാല്‍ ഇസ്‌ലാമിക സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലസ്മാരകങ്ങളോട് എനിക്ക് ഒട്ടുംതന്നെ പ്രതിപത്തി തോന്നാറില്ല. ചില ഇസ്‌ലാമികരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമില്ല, െ്രെഡവിങ് അനുവദനീയമല്ല, ശരീരം മൂടിപ്പൊതിയാതെ പുറത്തിറങ്ങാനാവില്ല. കുറേക്കൂടിതീവ്രമായ നിലപാടുകളും അവര്‍ക്കുണ്ട്. സ്വവര്‍ഗരതിക്കാരെ ക്രിമിനലുകളായിക്കണ്ട് അവര്‍ക്ക് ശിക്ഷ നല്‍കുന്നു. ലോകത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ബിസിനസ് മേഖലയിലും സര്‍ക്കാര്‍ ഉദ്യോഗമേഖലയിലും സ്ത്രീകള്‍വളരെ പിന്നാക്കമാണ്. ഉത്തരം: ഒന്നാമതായി, ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാനസ്രോതസ്സുകളില്‍നിന്ന് മനസ്സിലാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്; അതായത് ഖുര്‍ആനില്‍നിന്നും പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതത്തില്‍നിന്നും. രണ്ടാമതായി, ഖുര്‍ആനിലെ വചനങ്ങളെ അവയുടെ പ്രതിപാദ്യസാംഗത്യത്തോടെതന്നെ ഗ്രഹിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പക്ഷപാതരഹിതമായി വിഷയങ്ങളെ മനസ്സിലാക്കാനാകൂ. ഗ്രന്ഥകര്‍ത്താവ് ഉദ്ദേശിക്കാത്ത രീതിയില്‍ ആശയം പ്രതിഫലിപ്പിക്കും വിധം വാചകങ്ങളെ ഏതാള്‍ക്കും വളച്ചൊടിക്കാന്‍ കഴിയുമെന്ന് താങ്കള്‍ക്കറിയാമല്ലോ. ടിവി ചാനലുകളില്‍ ‘ഇസ്‌ലാമികവിശാരദര്‍’ ആയി അവതരിക്കുന്ന ചില ആളുകള്‍ തങ്ങളുടെ മതത്തെ പ്രബോധനംചെയ്യാനും സ്ഥാപിതതാല്‍പര്യത്തിനുമായി ഖുര്‍ആനികസൂക്തങ്ങളെ തെറ്റായി ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ‘മനുഷ്യന്‍ വികസിപ്പിച്ചതില്‍വെച്ച് ഏറ്റവും നിലവാരംകുറഞ്ഞ ധാര്‍മികസദാചാരവ്യവസ്ഥയാണ്’ ഇസ്‌ലാമിന്റേതെന്ന് താങ്കള്‍ കുറ്റപ്പെടുത്തുന്നുണ്ടല്ലോ. പക്ഷേ, ആ പ്രത്യയശാസ്ത്രത്തിന്റെ ധാര്‍മികസദാചാരവ്യവസ്ഥകള്‍ ഏത് അടിസ്ഥാനങ്ങളിലൂന്നിയാണ് സംസ്ഥാപിതമായിട്ടുള്ളത് എന്ന് പരിശോധിച്ചാല്‍ മാത്രമേ അതിന്റെ സദാചാരവ്യവസ്ഥിതി എത്രമാത്രം പഴഞ്ചനാണെന്നും പിഴവുകള്‍ നിറഞ്ഞതാണെന്നും നമുക്ക് കുറ്റപ്പെടുത്താനാകുകയുള്ളൂ. ഈ പ്രപഞ്ചം ഒന്നാണ്. അതിലെ മനുഷ്യരാശിയും ഒന്നാണ്. നിയമത്തിനുമുന്നില്‍ മനുഷ്യര്‍ സമമാണ്. അതേസമയം ദുര്‍ബലജനസമൂഹത്തെ അവകാശങ്ങളുടെ പേരില്‍ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. നീതിയും സന്തുലിതത്വവുമാണ് പ്രപഞ്ചപ്രതിഭാസങ്ങളുടെ ആകത്തുക. അതിനാല്‍ അതിനെ ലംഘിക്കുന്ന ഏതൊരുനടപടിയും ക്രമവും പ്രപഞ്ചവ്യവസ്ഥയുടെ താളവും തെറ്റിക്കുകതന്നെ ചെയ്യും. മനുഷ്യവര്‍ഗത്തിലെ ആണുംപെണ്ണുമായ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കഴിവുകളും പ്രവര്‍ത്തനസ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. ദൈവത്തില്‍നിന്ന് ലഭിച്ച സിദ്ധിയും കഴിവും ഉത്തരവാദിത്വബോധത്തോടെ തനിക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കും വേണ്ടി ഉപയോഗിക്കുകയാണ് അവന്റെ കടമ. മനുഷ്യന്റെ ഉള്ളില്‍ ജന്‍മനാതന്നെ നന്‍മ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. ആ നന്‍മയില്‍നിന്ന് വ്യതിചലിപ്പിക്കുന്ന പ്രലോഭനങ്ങളെ അതിജയിക്കുകയാണ് അവന്‍ ചെയ്യേണ്ടത്. കുടുംബത്തിലും സമൂഹത്തിലും പ്രകൃതിയിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ അവന്‍ സദാ ജാഗ്രത്തായിരിക്കേണ്ടതുണ്ട്. സ്വയം ചെയ്തുകൂട്ടുന്ന പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം മനുഷ്യന്‍ അനുഭവിക്കേണ്ടതുണ്ട്. നന്‍മചെയ്യുന്നത് ആരാണോ അയാള്‍ക്ക് പ്രതിഫലം കിട്ടണം. തെറ്റുചെയ്യുന്നവര്‍ തങ്ങളുടെ ചെയ്തികളുടെ കയ്പുനീര്‍ കുടിച്ചേ മതിയാകൂ. മറ്റാരോ ചെയ്ത അക്രമപ്രവര്‍ത്തനത്തിന്റെ പാപം ജനങ്ങള്‍ പേറേണ്ടിവരരുത്. പുരോഗമനപരമെന്നോ പാശ്ചാത്യമെന്നോ വിശേഷിപ്പിക്കപ്പെടുന്ന നാടിന്റെ മതങ്ങള്‍ ഇത്തരത്തിലുള്ള അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന കാര്യം ഒരു യുക്തിവാദിയാണെങ്കിലും ഒരുവേള താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. അതിനുകാരണം അവരുടെതന്നെ വാദങ്ങളെ പ്രസ്തുതതത്ത്വങ്ങള്‍ നിരാകരിക്കുന്നുവെന്നതാണ്. ഇനി നമുക്ക് ദൈവത്തെക്കുറിച്ച ചോദ്യത്തിലേക്ക് കടക്കാം. പ്രപഞ്ചത്തിന് ഒരു ദൈവമില്ലെന്നും പ്രപഞ്ചം തനിയെ ഉദ്ഭൂതമായി എന്നുമുള്ള വാദം താങ്കള്‍ തന്നെ തെളിയിക്കേണ്ടതുണ്ട്. ദൈവമുണ്ടെന്ന് തെളിയിക്കാനുള്ള എന്റെ ഉത്തരവാദിത്ത്വത്തില്‍നിന്ന് ഒളിച്ചോടാനല്ല ഞാനത് പറയുന്നത്. ദൈവം ഉണ്ടെന്നുള്ളതിന് നാമും നമുക്കുചുറ്റുമുള്ള പ്രപഞ്ചവുംതന്നെയാണ് തെളിവ്. പ്രപഞ്ചം നിലനില്‍ക്കുന്നുവെന്ന് നമുക്കുറപ്പുണ്ടെങ്കില്‍ താഴെപ്പറയുന്ന മൂന്നുസംഗതികളില്‍ ഏതെങ്കിലുമൊന്നിന്റെ ഫലമായാണ് അത് നിലവില്‍ വന്നതെന്ന് അനുമാനിക്കേണ്ടിവരും. ഒന്നാമത്തെ വാദഗതി വിശ്വസിച്ചാല്‍, അത് ആര് സൃഷ്ടിച്ചുവെന്ന ചോദ്യം ഉയരും. ദൈവമല്ലാതെ മറ്റാരുമല്ലെന്നാണ് അതിന്റെ ഉത്തരം. ഇനി രണ്ടാമത്തെ വാദം മുന്‍നിര്‍ത്തി പ്രപഞ്ചം ‘ആദി’യില്‍ ഉണ്ടായതാണെന്ന് സമ്മതിച്ചാല്‍ ഒരു ‘സര്‍വ്വശക്തന്‍’ അപ്രകാരംതന്നെ ഉണ്ടായിയെന്ന സത്യം സ്വീകരിക്കാന്‍ പ്രയാസമില്ലല്ലോ. അതിനാല്‍ ‘ആദി’യില്‍തന്നെ ദൈവംഉണ്ടായിരുന്നുവെന്ന സംഗതിയെ തള്ളിപ്പറയാന്‍ കഴിയില്ല ഇനി പരിണാമവാദത്തിലൂടെ പ്രപഞ്ചോല്‍പത്തിയുണ്ടായെന്ന് കരുതുകയാണെങ്കില്‍ പ്രസ്തുതപരിണാമപ്രക്രിയയ്ക്ക് മുന്നൊരുക്കങ്ങളുണ്ടായിരുന്നില്ലെന്നും വെറുതെയങ്ങ് ഉണ്ടായെന്നും വിശ്വസിക്കണം. എങ്കില്‍ മാത്രമേ ദൈവാസ്തിക്യത്തെ ചോദ്യംചെയ്യാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ പരിണാമപ്രക്രിയ വ്യക്തമായ ഒരു പ്ലാനിങിന്റെ ബാക്കിപത്രമാണെന്നും അല്ലാതെ സ്വയമേവ ഉണ്ടായതല്ലെന്നും കരുതണം. അങ്ങനെ വ്യക്തമായ ആസൂത്രണത്തിന്റെ ബാക്കിപത്രമാണെന്നുവന്നാല്‍ അതിനുപിന്നില്‍ ഒരു ആസൂത്രകനുണ്ടെന്നുണ്ടാകുമെന്നത് വ്യക്തമാണല്ലോ. ഈ അത്ഭുതപ്രപഞ്ചത്തിന്റെ ആസൂത്രകനെ നമുക്ക് ദൈവമെന്ന് വിളിക്കാം. ഈ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളുടെയും നേര്‍ക്ക് നമ്മുടെ കണ്ണുകള്‍ തുറന്നുവെക്കുകയാണെങ്കില്‍ അവയിലെല്ലാം തന്നെ ഒരു ക്രമവും താളവും നമുക്ക് കാണാനാകും. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാര്യംതന്നെ നോക്കുക. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ നിരീക്ഷിക്കുക. ഋതുഭേദങ്ങളെ ക്കുറിച്ച് ആലോചിച്ചുനോക്കുക. മണ്ണിലെ സസ്യജന്തുജാലങ്ങളുടെ പിറവിയും വളര്‍ച്ചയും മൃതിയും സംഭവിക്കുന്നതെങ്ങനെയെന്നു നോക്കുക. കൃത്യമായ ഒരു നിയമം അവയെല്ലാം പിന്തുടരുന്നതുകാണാം. പിഴക്കാത്തതും ക്രമംതെറ്റിക്കാത്തതുമായ ഈ പ്രതിഭാസങ്ങളെല്ലാംതന്നെ അത്യുന്നതമായ പ്രപഞ്ചത്തിന്റെ ആസൂത്രണമികവിലേക്ക് നമ്മെ നയിക്കുന്നു. അതെല്ലാം യാദൃശ്ചികമാണെന്ന് നമുക്ക് കരുതാനാകില്ല. നമ്മുടെ പ്രപഞ്ചം കൃത്യമായ ചില നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ടുചരിക്കുന്നത് എന്ന വസ്തുത അംഗീകരിച്ചേമതിയാകൂ. അത് അരാജകമായ ചില ചലനങ്ങളുടെ ആകത്തുകയല്ലെന്നുറപ്പ്. അത് കൃത്യമായ നിയമങ്ങളെ ആശ്രയിക്കുന്നില്ലായിരുന്നുവെങ്കില്‍ ശാസ്ത്രലോകത്തിന് ഗവേഷണങ്ങളോ പരീക്ഷണനിരീക്ഷണങ്ങളോ നടത്താനാകുമായിരുന്നില്ല. ഇന്ന് നാം പറയുകയും പഠിക്കുകയുംചെയ്യുന്ന പ്രകൃതിനിയമങ്ങളുണ്ടാകുമായിരുന്നില്ല. ഈ നിയമങ്ങളുടെയെല്ലാം സമജ്ഞസം ഒരു ഉപരിലോകശക്തിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഖുര്‍ആനിലെ നാലാംഅധ്യാം അമ്പത്തിയാറാംസൂക്തം ദൈവികനിയമങ്ങളെ തള്ളിക്കളയുകയുംധിക്കരിക്കുകയുംചെയ്യുന്നവര്‍ക്കുള്ള ശിക്ഷയെ പ്രതിപാദിക്കുന്നതാണ്. അതിനെ താങ്കള്‍ അപരിഷ്‌കൃതവും ലജ്ജാകരവും എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം ദൈവകല്‍പനയംഗീകരിക്കുന്ന ആളുകള്‍ക്ക് അനശ്വരജീവിതം നയിക്കാനാകുംവിധം സ്വര്‍ഗീയാരാമങ്ങളുടെ വാഗ്ദാനവും ഖുര്‍ആന്‍ നല്‍കുന്നുണ്ടെന്നത് വിസ്മരിക്കരുത്. നന്‍മയുടെയും തിന്‍മയുടെയും ഇടയില്‍ എന്തു തിരഞ്ഞെടുക്കണമെന്ന ധാര്‍മികചോദ്യമാണിവിടെ ഉയരുന്നത്. മനുഷ്യരെന്ന നിലക്ക് നമുക്കതിന് സ്വാതന്ത്ര്യംനല്‍കപ്പെട്ടിരിക്കുന്നു. ബുദ്ധിയും വിവേകവും സവിശേഷം സമ്മാനിക്കപ്പെട്ട ജീവിവര്‍ഗമെന്ന യാഥാര്‍ഥ്യം മുന്‍നിര്‍ത്തി അബദ്ധത്തിലും കുഴപ്പത്തിലും ചാടാതിരിക്കാന്‍ സൂക്ഷ്മത കൈക്കൊള്ളലാണ് ബുദ്ധി. ദൈവത്തിന് വേണമെങ്കില്‍ നമ്മെയെല്ലാവരെയും നരകാവകാശികളാക്കുംവിധം സ്വഭാവപ്രകൃതിയോടെ സൃഷ്ടിക്കാം. അതുവഴി സാഡിസ്റ്റിക് താല്‍പര്യം നടപ്പാക്കാമായിരുന്നു. അതല്ലെങ്കില്‍ എല്ലാവരിലും നന്‍മയുടെ മാത്രംചോദനകളെ അങ്കുരിപ്പിച്ചുനിര്‍ത്തി സ്വര്‍ഗാവകാശികളാക്കാം. പക്ഷേ, അതുരണ്ടും നമുക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ നിഷേധമായിരിക്കും. അതിനാല്‍ അവനത് ചെയ്തില്ല. യുക്തിബോധവും സ്വാതന്ത്ര്യവും ഉള്ളവനായാണ് മനുഷ്യനെ അവന്‍ സൃഷ്ടിച്ചത് അതിനാല്‍ അവ വേണ്ടുവോളം ഉപയോഗിക്കാനും അതുവഴി ആത്മീയോല്‍ക്കര്‍ഷ നേടാനും അവസരമൊരുക്കുകയാണ് ചെയ്തത്. താങ്കള്‍ പക്ഷേ, വാദിക്കുന്നത് ഇതെല്ലാം മോശമാണെന്നാണ്. ഉത്തരവാദിത്വരഹിതമായ ജീവിതമാണ് അറിഞ്ഞോ അറിയാതെയോ താങ്കള്‍ താല്‍പര്യപ്പെടുന്നത്. മനുഷ്യര്‍ കന്നുകാലികളെപ്പോലെ ഭോഗാലസരാണ് അല്ലെങ്കില്‍ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്ന റോബോട്ടുകളാണ് എന്ന് ധരിച്ചുവശായിരിക്കുകയാണ്. സ്വാതന്ത്ര്യംനല്‍കപ്പെട്ട വിവേകശാലികളായ ജീവിവര്‍ഗമായല്ല അവരെ താങ്കള്‍ ഗണിക്കുന്നത്. മതം അപരവീക്ഷണങ്ങളെയും ജനതയെയും മോശമായി ചിത്രീകരിക്കുന്ന വെറുപ്പിന്റെ ഗോത്രസംസ്‌കൃതിക്ക് ബീജാവാപം നല്‍കുന്നുവെന്നാണ് താങ്കളുടെ മറ്റൊരാക്ഷേപം. എന്നാല്‍ ഗോത്ര-വംശ-വര്‍ണവെറിയെ നിരാകരിക്കുകയും അത്തരംചിന്തകളെ മനസ്സുകളില്‍നിന്ന് പിഴുതെറിഞ്ഞ് മനുഷ്യരെല്ലാം ഏകമാതാപിതാക്കളുടെ സന്താനപരമ്പരയാണെന്ന സമത്വത്തിന്റെ യാഥാര്‍ഥ്യം നട്ടുപിടിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് ഇസ്‌ലാം ആഫ്രിക്കയിലും ഏഷ്യയിലും വ്യാപകമായി പ്രചരിച്ചത്. െ്രെകസ്തവത പാശ്ചാത്യകോളനിവാഴ്ചയുടെ കയ്യിലെ പാവയായപ്പോള്‍ ഇസ്‌ലാമാണ് മനുഷ്യനെന്ന നിലയിലുള്ള അന്തസ്സ് വീണ്ടെടുത്ത് കറുത്തവരും വെള്ളക്കാരല്ലാത്തവരുമായ ജനതയ്ക്ക് പ്രത്യാശയും ജീവിതവും നല്‍കിയത്. മറ്റുള്ളവരുടെ സംസ്‌കാരത്തെ വിലയിരുത്താന്‍ താങ്കളുടെ കയ്യിലുള്ള മാനദണ്ഡമെന്താണ്? ‘സ്വയംസമ്പൂര്‍ണമായ ആത്യന്തികസത്യ’മെന്ന് അവകാശപ്പെടുന്ന സംസ്‌കാരം അതായത്,തങ്ങളുടെ കാഴ്ചപ്പാട് എല്ലാവരും പിന്തുടരണമെന്ന വീക്ഷണം വെച്ചുപുലര്‍ത്തുന്നത് അനുയോജ്യമല്ലെന്ന് താങ്കള്‍സമ്മതിക്കുകയുണ്ടായല്ലോ. ഇതരസംസ്‌കൃതിയുടെ മൂല്യവിചാരത്തെ വിലമതിക്കാത്തവിധം വംശീയമനോഭാവം താങ്കളെ പിടികൂടിയിട്ടുണ്ടോയെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലെങ്കില്‍ ഇസ്‌ലാമികസംസ്‌കാരത്തെ അപരിഷ്‌കൃതമെന്ന് ആക്ഷേപിക്കാന്‍ എന്താണ് താങ്കളെ പ്രേരിപ്പിച്ചത്? മുസ്‌ലിംരാഷ്ട്രങ്ങളിലേക്ക് യാത്രചെയ്യാന്‍പോലും താങ്കളെ വിമ്മിഷ്ടപ്പെടുത്തുന്ന ചേതോവികാരമെന്താണ്? തീര്‍ച്ചയായും തങ്ങളുടെതാണ് സത്യമെന്നും സമ്പൂര്‍ണമെന്നും മറ്റുള്ളവയെക്കാള്‍ മഹത്തരമെന്നും ചിന്തിക്കുന്നവര്‍ ഓരോ രാജ്യത്തിലും സംസ്‌കാരത്തിലും ആദര്‍ശത്തിലും ഉണ്ടാകും. അത് സ്വാഭാവികവുമാണ്. ആ ആത്മവിശ്വാസവും താല്‍പര്യവുമാണ് അവരെ സത്യസന്ദേശപ്രചാരണത്തിന് പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്‌സിസം, ക്യാപിറ്റലിസം തുടങ്ങി പ്രത്യയശാസ്ത്രങ്ങളും മറ്റു മതങ്ങളും ലോകത്ത് വ്യാപിച്ചത്. അറബ് സമൂഹത്തില്‍ ആഗതമായ സമ്പൂര്‍ണഇസ്‌ലാം അതിന്റെ ആദര്‍ശപരമായ വ്യതിരിക്തത കൊണ്ടുമാത്രമാണ് അന്നുണ്ടായിരുന്ന ഗോത്രസംസ്‌കൃതികളെ അതിജയിച്ച് വളരെ പെട്ടെന്ന് പ്രചാരംനേടിയത്. ലോകമനുഷ്യസമൂഹത്തെ അഭിസംബോധനചെയ്തുവെന്നതാണ് അതിന്റെ പ്രത്യേകത. ഖുര്‍ആനിലെ ദൈവം(മുസ്‌ലിംകള്‍ വിശ്വസിക്കുന്നതുപോലെ) ലോകജനസഞ്ചയത്തെ തന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയാണ്. ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു’.(അല്‍ഹുജുറാത് 13) ‘മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു’.(അന്നിസാഅ് 174) അതൊടൊപ്പംതന്നെ ഇസ്‌ലാമിന്റെ ഈ സത്യംപ്രചരിപ്പിക്കാന്‍ ബലപ്രയോഗംനടത്തരുതെന്ന് അത് ശക്തിയായി നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ‘മതത്തില്‍ ബലപ്രയോഗം അരുത്. നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ വ്യാജ ദൈവങ്ങളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’.(അല്‍ബഖറ 256) ഇസ്‌ലാമിന്റെ നിയമങ്ങളനുസരിക്കാന്‍ മറ്റുള്ളവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുകയോ ആദര്‍ശം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് ആദര്‍ശം അതിന്റെ അനുയായികളെ അനുവദിക്കുന്നില്ല. ഇതരമതങ്ങളിലെ അനുയായികള്‍ അതിലെ തത്ത്വങ്ങളും ആശയങ്ങളും മുറുകെപിടിക്കുന്നതിനുപകരം തങ്ങളുടെതായ തെറ്റുധാരണകളിലും സ്വാര്‍ഥതാല്‍പര്യങ്ങളിലും മുഴുകി പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതുപോലെ ഇസ്‌ലാമികസമൂഹത്തിലെ അപഭ്രംശംസംഭവിച്ച അനുയായികളും ചെയ്തുകൂട്ടിയിട്ടുണ്ട്. അതുപക്ഷേ, ഇസ്‌ലാമിനോട് ചേര്‍ത്ത് പറയുന്നതില്‍ യാതൊരു നീതീകരണവുമില്ല. സ്വവര്‍ഗരതി പ്രകൃതിപരമാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാംമാത്രമല്ല തള്ളിപ്പറയുന്നത്. പടിഞ്ഞാറിന്റെ െ്രെകസ്തവതയും അക്കൂട്ടത്തിലുണ്ട്. പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ അത് ഫാഷനായി കാണുന്നുണ്ടാകാം. അതുകൊണ്ട് മുഴുവന്‍ മനുഷ്യരാശിയും ആ വൈകൃതത്തെ അംഗീകരിക്കണമെന്ന് വാദിക്കുന്നതില്‍ യുക്തിയില്ല. സ്ത്രീകള്‍ക്ക് ഇസ്‌ലാം കല്‍പിച്ചുനല്‍കുന്ന പദവിയെസംബന്ധിച്ച് താങ്കള്‍ ഗുരുതരമായ തെറ്റുധാരണയിലാണ്. താങ്കള്‍ക്കറിയാമല്ലോ, അമേരിക്കയില്‍ ഇന്നേവരെ ഉന്നതതസ്തികയില്‍ ഒരു വനിതയും എത്തിപ്പെട്ടിട്ടില്ല. അതേസമയം മുസ്‌ലിംരാഷ്ട്രങ്ങളായ ഇന്ത്യോനേഷ്യ, പാകിസ്താന്‍, ബംഗ്ലദേശ്, തുര്‍ക്കി, സെനഗല്‍, കൊസോവോ എന്നിവിടങ്ങളില്‍ രാഷ്ട്രത്തിന്റെ നേതൃപദവികള്‍ വനിതകള്‍ അലങ്കരിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാകില്ല. അതേസമയം തങ്ങളുടെ പിതാക്കന്‍മാരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന് അവകാശം നല്‍കിത്തുടങ്ങിയത് എപ്പോഴാണ്? കൂടാതെ സമ്മതിദാനാവകാശം അവര്‍ക്ക് ലഭിച്ചത് എന്നുമുതല്‍ക്കാണ്? ശരീരമാസകലം മൂടിപ്പുതച്ചുനടക്കുന്നുവെന്ന ആക്ഷേപം മുസ്‌ലിംകളുടെമേല്‍ മാത്രം ചൊരിയുന്നതില്‍ എന്ത് നീതികരണമാണുള്ളത്, ലോകത്ത് കന്യാസ്ത്രീകള്‍ പ്രസ്തുതവേഷം ധരിച്ച് ജീവിച്ചുകൊണ്ടിരിക്കെ?പുരുഷന്‍മാരുടെ അധമവികാരങ്ങളെ ആളിക്കത്തിക്കുംവിധം ശരീരത്തെ പ്രദര്‍ശിപ്പിച്ച് സ്വയം അപഹാസ്യരും വിലകെട്ടവരും ആയി സ്ത്രീകള്‍ ജീവിക്കുന്നതിലാണോ പുരോഗതി? ആണ്‍മേല്‍ക്കോയ്മാവാദത്തെ അംഗീകരിക്കുംവിധം അവരുടെ കളിപ്പാവയാകുന്നത് അടിമത്തമല്ലെന്നാണോ? മുസ്‌ലിംകള്‍ക്ക് ഇപ്പോഴും ഹിജ്‌റ നിര്‍ബന്ധമാണോ ? ഹജറുല്‍ അസ്‌വദ്- റുക്‌നുല്‍ യമാനി എന്നിവക്കിടയില്‍1 മുസ്‌ലിംകള്‍ക്ക് ഇപ്പോഴും ഹിജ്‌റ നിര്‍ബന്ധമാണോ ? ദഅ് വാ മേഖലയില്‍സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന അസ്ഹറുല്‍ഉലൂം ഇസ് ലാമിക് കോംപ്ളക്സാണ് ഈ സംരംഭത്തിന് വേദിയൊരുക്കുന്നത്. ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതന്‍മര്‍ഹൂം ഡോ. മുഹിയുദ്ദീന്‍ആലുവായിയുടെ ഭീകരവിരുദ്ധപോരാട്ടം: ഐഎസിനെതിരായ നീക്കം തിരിച്ചടിയാകുമെന്ന് അമേരിക്കക്ക് ആശങ്ക അഗ്‌യൂറോ ചെൽസിയിലേക്ക്? താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെൽസിയിലേ മുതിർന്ന ചീഫ് Goal Malayalam Sports അഗ്‌യൂറോ ചെൽസിയിലേക്ക്? താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെൽസിയിലേ മുതിർന്ന ചീഫ് അഗ്‌യൂറോ ചെൽസിയിലേക്ക്? താരത്തെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെൽസിയിലേ മുതിർന്ന ചീഫ് ഇന്ന് രാവിലെ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത് പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനിയൻ ഇതിഹാസമായ അഗ്‌യൂറോയെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തിക്കാനുള്ള പദ്ധതികളുമായി ചെൽസി രംഗത്തെത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുമായിട്ടുള്ള താരത്തിന്റെ കരാർ ഈ സമ്മറിൽ അവസാനിക്കും. തുടർന്ന് ഫ്രീ ഏജന്റാവുന്ന താരത്തിന് മറ്റുള്ള ക്ലബ്ബ്കളുമായി യാതൊരു തടസ്സവുമില്ലാതെ ചർച്ചകളിൽ ഏർപ്പെടാം. എല്ലാവരും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തത് ഒരു അഭ്യൂഹം മാത്രമാണെന്ന് വിചാരിച്ചു അതിനെ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോഴിതാ ഈഎസ്പിഎഞ്ഞിന്റെ പ്രമുഖ അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ സംഭവങ്ങൾക്ക് കൃത്യത വന്നിരിക്കുകയാണ്. “800 ഉം കടന്ന് പുതിയ ലക്ഷ്യങ്ങൾ തേടി ക്രിസ്റ്റ്യാനോ… അദ്ദേഹം ചെൽസിയിലെ ഒരു മുതിർന്ന ചീഫുമായി ബന്ധപ്പെട്ടപ്പോൾ ട്രാൻസ്ഫെറിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിൽ നിന്നും റിപ്പോർട്ടർക്ക് ലഭിച്ചത്. ചെൽസിക്ക് അഗ്‌യൂറോയിൽ താല്പര്യമുണ്ട്. ചെൽസി ജുവെന്റ്‌സ്സിന്റെ അർജന്റീനിയൻ പ്ലേയ് മേക്കറായ പൗലോ ഡിബാലയെയും ഇംഗ്ളണ്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. സിറ്റിയുടെ എക്കാലത്തെയും ടോപ്പ് സ്‌കോററായ താരത്തിനായി സ്പാനിഷ് വമ്പന്മാരായ എഫ്.സി.ബാഴ്‌സലോണയും രംഗത്തുണ്ട്. ⭕ വികാരഭരിതനായ ലപ്പോർട്ട മെസ്സിക്കു നൽകിയ സന്ദേശം പുറത്ത്, ഇതിഹാസത്തിന് മരണം വരെ ബാഴ്സയിൽ തുടരാം പക്ഷെ… വികാരഭരിതനായ ലപ്പോർട്ട മെസ്സിക്കു നൽകിയ സന്ദേശം പുറത്ത്; മെസ്സിക്കിനി യാതൊരു ഭയവുമില്ലാതെ ബാഴ്സയിൽ തുടരാം “ഞാൻ ബാഴ്സയിൽ ഒപ്പുവെച്ചത് ഇവിടെ പുതിയൊരു ചരിത്രം കുറിക്കാനാണ്.” ബാഴ്‌സ സൂപ്പർ താരം തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ! സംസ്ഥാനത്ത് ഒക്ടോബർ 22 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആയതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മേൽ പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല. കാബൂൾ: അഫ്ഗാനിസ്താനിലെ പക്തിയ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. റോഡരികിലുണ്ടായ സ്ഫോടനത്തിൽ ഒരു സിവിലിയന് പരിക്കേറ്റതായും ടോലോ ന്യൂസ് റിപോർട്ട് ചെയ്തു. 'പക്തിയ പ്രവിശ്യയിലെ ഗാർദേസ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്കും സിവിലിയനും പരിക്കേറ്റു ഡെപ്യൂട്ടി ഗവർണർ അബ്ദുൽ വാലി സാഹി പറഞ്ഞു. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 5-സ്റ്റാറും കുട്ടികളായ യാത്രക്കാരുടെ സുരക്ഷയിൽ 3-സ്റ്റാർ റേറ്റിംഗുമാണ് ടാറ്റ അൾട്രോസ് നേടിയത്. ജനുവരി 22 നാണ് ടാറ്റ അൾട്രോസിന്റെ ലോഞ്ച്. ചൈൽഡ് റെസ്ട്രെയ്ന്റ് സിസ്റ്റം മുന്നോട്ട് ഇരിക്കുന്ന രീതിയിൽ പരീക്ഷിച്ചപ്പോൾ സ്‌കോറിൽ ചെറിയ കുറവ് കാണിച്ചു. ബാക്ക് റെസ്റ്റ് ഇളകി വന്നതാണ് റേറ്റിംഗ് കുറയാൻ കാരണം. 3 വയസുള്ള കുട്ടിയുടെ ഡമ്മി ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ അപകടസമയത്ത് കുട്ടിയുടെ തല കാറിന്റെ ഇന്റീരിയറിൽ വന്ന് തട്ടുന്നതായി കണ്ടു. എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ നൽകാത്തതും ചൈൽഡ് റെസ്ട്രെയ്ന്റ് സിസ്റ്റം ഉപയോഗിക്കുമ്പോൾ എയർ ബാഗുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ സാധിക്കാത്തതും മൂലം, ഈ വിഭാഗത്തിൽ റേറ്റിംഗ് 3-സ്റ്റാർ ആയി കുറഞ്ഞു. ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു. – Pravasa Lokam ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു. – Pravasa Lokam 2:19 pm വിരമിച്ചവർക്കുള്ള യു.എ.ഇ റെസിഡൻസി വിസ: ആർക്കാണ് യോഗ്യത? 1:50 pm നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി 9:08 pm കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു. 8:14 pm ഫാർമിംഗ് ഹാൻഡ് ബുക്ക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂൾ ഷാർജ പുസ്തകമേളയിൽ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു. വാഷിങ്ടണ്‍: ചില മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം സുപ്രിംകോടതി ശരിവച്ചു. മുസ്‌ലിംകള്‍ക്കെതിരായ വിവേചനമാണിതെന്ന ഹരജി തള്ളിക്കൊണ്ടാണ് കോടതി ട്രംപിന്റെ നടപടി ശരിവച്ചത്. നിരോധനം യു.എസ് കുടിയേറ്റ നിയമം ലംഘിച്ചതായി തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കീഴ്‌ക്കോടതികള്‍ ട്രംപിന്റെ യാത്രാനിരോധന ഉത്തരവുകള്‍ സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ ഉത്തരവ് പൂര്‍ണമായി നടപ്പാക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹവായ് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സുപ്രിംകോടതിയെ സമീപിച്ചത്. നയം ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയില്‍ നിന്നുണ്ടായതാണെന്നും വാദം ഉയര്‍ത്തിയിരുന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു ഇത്. ഒരു ചലച്ചിത്രംപോലെ വായനക്കാന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനുപിറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു. വായനയെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന. ഗുരുവിന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, അവധൂതവൃത്തി, തപസ്സ്, ക്ഷേത്രപ്രതിഷ്ഠകള്‍, യോഗസ്ഥാപനം തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്‌കരിക്കുന്നു. – ഗീതാസുരാജ് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഗുരുവിന്റെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം. ചെല്‍സിയുമായുള്ള എഫ്എ കപ്പ് മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഡേവിഡ് ഡി ഗെയയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍ ലീഗ് ഇതിഹാസം അലന്‍ ഷിയറെ. ഡി ഗെയക്ക് പകരം ഷെഫീല്‍ഡ് യുണൈറ്റഡില്‍ ലോണില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡീന്‍ ഹെന്‍ഡേഴ്സണെ കൊണ്ടുവരണമെന്നാണ് അദ്ദേഹം പറയുന്നത്. ചെല്‍സിയുമായുള്ള മത്സരത്തില്‍ രണ്ട് അവസരങ്ങളില്‍ ഡി ഗെയ വരുത്തിയ വലിയ പിഴവുകള്‍ ഗോളില്‍ കലാശിക്കുകയായിരുന്നു. സേവ് ചെയ്യാവുന്ന ജിറൂഡിന്റെയും മേസണ്‍ മൗണ്ടിന്റെയും ഷോട്ടുകള്‍ ഡി ഗെയയുടെ കൈകളിലൂടെ ചോര്‍ന്നിരുന്നു. ഷെഫീല്‍ഡ് യൂണൈറ്റഡിനു വേണ്ടി രണ്ടു വര്‍ഷമായി യുണൈറ്റഡില്‍ നിന്നും ലോണില്‍ കളിക്കുന്ന ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതും കൂടെ കണക്കിലെടുത്താണ് ഷിയറെര്‍ ഇങ്ങനൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. ‘എനിക്ക് തോന്നുന്നത് ഹെന്‍ഡേഴ്‌സണ്‍ നമ്പര്‍ വണ്‍ ആണെന്ന് തോന്നുമ്പോള്‍ അവനെ തിരിച്ചു വിളിക്കണമെന്നാണ്. നമ്പര്‍ വണ്‍ ആവുന്നത് വരെ ലോണില്‍ തന്നെ തുടരണം. പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായോ എന്ന് ചോദിച്ചാല്‍ അതെ എന്നാണെന്റെ ഉത്തരം’ അലന്‍ ഷിയറെര്‍ ബിബിസി വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പതിനാലാം വയസിലാണ് ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ യൂണൈറ്റഡിലെത്തുന്നത്. യുണൈറ്റഡിന് വേണ്ടി സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറിയിട്ടില്ലെങ്കിലും ഷെഫീല്‍ഡ് യുണൈറ്റഡിനു വേണ്ടി ലോണില്‍ കളിക്കുന്ന താരം മികച്ചപ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡ് ഒരു വര്‍ഷത്തേക്ക് കൂടി താരത്തിന്റെ ലോണ്‍ നീട്ടാനാണ് നീക്കമെങ്കിലും യുണൈറ്റഡ് പരിശീലകനായ സോല്‍ക്ഷേര്‍ താരത്തിനെ തിരിച്ചു വിളിച്ചു ഡി ഗേയുടെ നമ്പര്‍ വണ്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്. ആ ഗോളാഘോഷം ഒരു മധുരപ്രതികാരമായിരുന്നു, പ്രശാന്ത് ഇനി കേരള എംബപ്പേ പൊസിഷനിംഗും പാസിംഗും ഞെട്ടിച്ചു, ഈ അടുത്തകാലത്തൊന്നും ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ കളിച്ചിട്ടില്ലെന്ന് വിജയന്‍ ബ്ലാസ്റ്റേഴ്സ് ചുഴലിയില്‍ മൂക്കുകുത്തി വീണ് ഒഡീഷ, ഒടുവില്‍ ആദ്യ ജയം ധോണിപ്പക വീണ്ടും ബെഞ്ചിലിരിക്കാന്‍ വിധിക്കപ്പെട്ട് ഒന്നാം നമ്പര്‍ ബൗളര്‍ കണക്കുകളേക്കാള്‍ എത്രയോ മീതെയായിരുന്നു അവന്റെ പ്രതിഭ, പൊന്മുട്ട ഇടുന്ന താറാവിനെ ടീം ഇന്ത്യ കൊന്നതെന്തിന്? കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും; ഇരുപതോളം പേർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം ⋆ Third Eye News Live കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ലും കത്തിക്കുത്തും; ഇരുപതോളം പേർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നിലഗുരുതരം കൊല്ലം: കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നടന്ന കൂട്ടത്തല്ലിലും കത്തിക്കുത്തിലും മൂന്ന് പേർക്ക് കുത്തേറ്റു. ഒരാളുടെ നിലഗുരുതരം. കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് സംഘർഷം അരങ്ങേറിയത്. ആശുപത്രിക്ക് സമീപം പാർക്ക് ചെയത് സർവീസ് നടത്തുന്ന ആംബുലൻസിന്റെ ഡ്രൈവർമാർ തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഘർഷത്തിലെത്തിയത്. പിന്നീട് ഇരുപതോളം പേർ തമ്മിൽ ഏറ്റുമുട്ടി. തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക കത്തിയും കല്ലും ഇരുമ്പ് കമ്പികളുമുപയോഗിച്ച് നടന്ന ആക്രമണത്തിൽ ആശുപത്രിക്ക് നേരേയും കല്ലേറും ആക്രമണമുണ്ടായി. ആംബുലൻസ് ഡ്രൈവർമാറും സഹോദരൻമാരുമായ കുന്നിക്കോട് സ്വദേശികളായ വിനീത് ശിവൻ, വിഷ്ണുശിവൻ, രാഹുൽ എന്നിവർക്കാണ് പരുക്കേറ്റത്. കഴുത്തിനും വയറിനും കുത്തേറ്റ രാഹുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിനീതിനേയും വിഷ്ണുവിനേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ രാഹുൽ പ്രാണരക്ഷാർത്ഥം ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചും പിന്നാലെ എത്തിയ സംഘം ആക്രമിച്ചു. കത്തിയും ഇരുമ്പ് ദണ്ഡും കല്ലുകളുമായി സംഘം ഓപറേഷൻ തിയേറ്ററിനുള്ളിൽ ഓടിക്കയറിയ രാഹുലിനെ ആക്രമിക്കാനെത്തി. വിവവരമറിഞ്ഞെത്തിയ പൊലീസാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക് ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു online/offline കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ) Previous articleസംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക് Next articleദുരഭിമാനത്താല്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കടത്തി കൊണ്ടുപോയി; ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നു; അനുപമയുടെ പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍ ഇരുപതുകാരനൊപ്പം പത്തൊൻപതുകാരി പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തതിന് പ്രതികാരം; അമ്മ മകളെ പിടിച്ചുവച്ചു, സഹോദരൻ കഴുത്തറുത്തു; വെട്ടിയെടുത്ത തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞു; തലയറ്റ മൃതദേഹത്തിനൊപ്പം സെൽഫിയും ചിത്രകലാ വിദ്യാലയത്തിൽ താൽക്കാലിക ജീവനക്കാരിയെ പ്രിൻസിപ്പൽ പീഡിപ്പിച്ച കേസ്; പ്രിൻസിപ്പൽ എ രവീന്ദ്രൻ അടക്കം ഒമ്പത് പേർക്കെതിരേ പോലീസ് കേസ് തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ച് കൊടുത്തില്ല; യുവതി ആത്മഹത്യ ചെയ്തു സ്വന്തമായൊരു വീടെന്ന സ്വപ്‌നവുമായി വാടക വീടുകളിലും തകര ഷീറ്റുകളിലും താമസിക്കുന്ന 35 കുടുംബങ്ങൾ; രണ്ടു മുതൽ മൂന്നുലക്ഷം രൂപവരെ നൽകിയാൽ അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുനക്കര ക്ഷേത്ര മൈതാനത്തെ ആഭാസ ഫോട്ടോഷൂട്ട് നിരോധിച്ചു; തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ച് ഒറ്റ മണിക്കൂറിനകം നടപടി ബസ്സും, ആപ്പേ ഗുഡ്സ് മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു ആരും അറിയാതെ മയക്കുമരുന്ന് വിതരണവും; പീഡനം നടന്ന ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു; പൊലീസ് പട്രോളിങ് ശക്തമാക്കി ⋆ Third Eye News Live ആരും അറിയാതെ മയക്കുമരുന്ന് വിതരണവും; പീഡനം നടന്ന ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു; പൊലീസ് പട്രോളിങ് ശക്തമാക്കി കുറ്റ്യാടി: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതായി നാട്ടുകാര്‍ക്ക് പരാതി. ലഹരി ഉപയോഗിക്കാനും വിതരണം ചെയ്യാനും സംഘങ്ങള്‍ ഇവിടെ എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയാല്‍ ആളുകള്‍ കാണില്ല. തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക സുഹൃത്തുക്കളാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ കാമുകനാണ് അഞ്ചു പേര്‍ക്കുമുള്ള ടിക്കറ്റ് എടുത്തത്. പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ ജാനകിക്കാട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു. പീഡനം നടന്ന സ്ഥലം പ്രതികള്‍ കാട്ടിക്കൊടുത്തു. പ്രതികളെ ജാനകിക്കാട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നിരവധി പേരാണ് കാണാനെത്തിയത്. നാലു പേരെയും വിലങ്ങണിയിച്ച്‌ പൊലീസിന്‍റെ ട്രാവലര്‍ വാനിലാണ് കൊണ്ടുപോയത്. ശക്തമായ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക് ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു online/offline കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ) Previous articleകേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 32-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പതാക ഉയർത്തി Next articleജയിലില്‍ തണുപ്പുള്ളതിനാല്‍ കമ്പിളിയും ചെരിപ്പും വേണമെന്ന് ജോളി; ജയിലധികൃതര്‍ കോടതിയിലേക്ക് കൈക്കൂലി, ലോക്കപ്പ് മര്‍ദ്ദനം, കള്ളക്കേസില്‍ കുടുക്കല്‍; ഇത് സിഐയുടെ സ്ഥിരം രീതി’; സുധീറിനെതിരെ കൂടുതല്‍ പരാതികള്‍ സന്ദീപ് വധം: പ്രതിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ പൂവാര്‍ റിസോര്‍ട്ടിലെ മയക്കുമരുന്ന് പാര്‍ട്ടി സ്ഥിരം പരിപാടി; നിരവധി തവണ പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കൊച്ചിയില്‍ പൊള്ളലേറ്റു മരിച്ച യുവതിയുടെ മകനും മരിച്ചു; യുവാവ് കസ്റ്റഡിയില്‍ ബൈക്ക് മോഷണവും മാല പൊട്ടിക്കലും പതിവ്; നിരവധി കേസുകളിൽ പ്രതിയും കൊടും ക്രിമിനലുമായ അന്തർജില്ല മോഷ്ടാവ് പിടിയിൽ; ഇരുപതിലധികം വീടുകൾ തകർത്ത് മോഷണം നടത്തിയ പ്രതി പ്രത്യേക രൂപത്തിലുള്ള ആയുധങ്ങൾ പൂട്ട് ‘അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു, കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തു, ചത്ത് പോകുമെന്ന് ആരെങ്കിലും കരുതിയോ’ സന്ദീപ് വധക്കേസിലെ പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത് ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍ റഷ്യയ്ക്ക് കൈ കൊടുത്ത് ഇന്ത്യ; സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു വര്‍ക്ക് – ലൈഫ് ബാലന്‍സ്; രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് ചട്ടം തയ്യാറാക്കാന്‍ കേന്ദ്രം ഐ ലീഗിൽ ഇത്തവണ കെങ്ക്രെ എഫ് സിയും ഇന്ത്യൻ സൂപ്പർ ലീഗ്: ജംഷഡ്പൂർ എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും പൊടിപൊടിക്കുന്ന ചൈനീസ് കൂറ ബിസിനസിന്റെ വിശേഷങ്ങൾ ഒമിക്രോൺ: യാത്ര നിബന്ധനകൾ കർശനമാക്കി വിദേശ രാജ്യങ്ങൾ ഇസ്രായേലിനെതിരെ ഉപരോധം തീർത്ത് കുവൈറ്റ്; കപ്പലുകള്‍ക്കും ബോട്ടുകൾക്കും വിലക്ക് ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍; ഭീഷണിക്ക് വഴങ്ങാന്‍ എന്നെ കിട്ടില്ല, പോരാട്ട വീര്യം ചോര്‍ന്നുപോകുന്നതല്ല | കേരളത്തില്‍ ഇന്ന് 6664 കോവിഡ് കേസുകള്‍, 53 മരണങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 74,735 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂര്‍ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂര്‍ 414, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,17,785 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ഇവർ കൂടി മമതയോട് മമത കാട്ടിയാൽ, രാഹുലും ‘തീരും’ കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകാൻ നീക്കം ബെൽജിയത്തിൽ 2 ഹിപ്പോകൾക്ക് കോവിഡ് സ്ഥിരീകരിച്ചു രാജ്യത്ത് 8,309 പുതിയ കോവിഡ് കേസുകള്‍, 9,905 പേര്‍ക്ക് രോഗമുക്തി കോവിഡ് ആദ്യം ബാധിച്ചത് വുഹാനിലെ മത്സ്യവിൽപനക്കാരിയെ; ഉത്‌ഭവ പഠനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കോവ‍‍ിഡ് വാക്സിനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ രാജ്യം കോവിഡില്‍ കരകയറുന്നു, രണ്ടാഴ്ചയിലേറെ 15,000 ല്‍ താഴെ കേസുകള്‍ മാത്രം ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മപദ്ധതി ഒരു മാസത്തിനകമെന്ന് കെ രാധാകൃഷ്ണന്‍ ഞാന്‍ കമ്മ്യൂണിസ്റ്റുകാരന്‍; ഭീഷണിക്ക് വഴങ്ങാന്‍ എന്നെ കിട്ടില്ല, പോരാട്ട വീര്യം ചോര്‍ന്നുപോകുന്നതല്ല വിവാഹിതനായ കാര്യം മറച്ചുവെച്ചു; മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു കൈനീട്ടിയ നാട്ടുകാര്‍ക്കൊക്കെ വാരിക്കോരി കൊടുത്തു; ജീവന്‍ കാത്ത പനങ്ങാട്ടുകാര്‍ക്ക് ജീവിതം നല്‍കി യൂസഫലി സന്ദീപ് വധം: അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു ഒമൈക്രോണില്‍ മാധ്യമ വിലക്കില്ല; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മുന്‍കരുതല്‍ മാത്രമെന്ന് വീണാ ജോര്‍ജ് മസാല കോഫി- വെറും പാട്ടല്ല ഇവരുടെ പാട്ട്. എട്ട് വർഷങ്ങളായി മലയാളിക്കൊപ്പം സഞ്ചരിച്ച് ദേശ- ഭാഷാന്തരങ്ങൾ കടന്ന് പാട്ടിലൂടെയും കാഴ്ചപ്പാടുകളിലൂടെയും ഒരു ആഗോള സംഗീത ബാൻഡായി വളരുകയാണ് ഇവർ. പേര് പോലെ വ്യത്യസ്തതയാണ് ഇവരുടെ വിജയത്തിന്റെ ചേരുവയും. 2014ൽ കപ്പ ടിവിയിലെ മ്യൂസിക് മോജോയിലൂടെ അരങ്ങെത്തി, സിനിമയിലും ലൈവ് പെർഫോമൻസുകളിലും ആധിപത്യം ഉറപ്പിച്ചു. ഒരു സംഗീതബാൻഡിന് കാര്യമായി സ്വീകാര്യത നൽകാത്ത നാടാണ് കേരളം. ഒരുപാട് മ്യൂസിക് ബാൻഡുകൾ വന്നുപോയിട്ടുണ്ടെങ്കിലും, പുതുപുത്തൻ പാട്ടുകളിലൂടെയും കവർ വേർഷനിലൂടെയും നീണ്ട വർഷങ്ങളായി ഇതുപോലെ സാന്നിധ്യം നിലനിർത്താനായി എന്നതാണ് മസാല കോഫിയുടെ ഏറ്റവും സുപ്രധാന വിജയവും. മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല ‘മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കില്ല. അത് തന്നെയാണ് ഞങ്ങളുടെ വിജയത്തിന് കാരണവും.’ അന്തർ ദേശീയ തലത്തിലേക്ക് വളരുന്ന മ്യൂസിക് ബാൻഡിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കുകയാണ് മസാല കോഫി. ‘എനിക്ക് അതിനുള്ള സ്റ്റഫ് ഉണ്ടെന്ന് അറിയാമായിരുന്നു. ഞാൻ മാത്രമല്ല നമ്മുടെ ടീമിലെ ഓരോ ടീം അംഗങ്ങൾക്കും അവരവരുടെ കഴിവിൽ ആത്മവിശ്വാസമുണ്ട്. എല്ലാവർക്കും പ്രതിസന്ധികൾ ഉണ്ട്. അതുപോലെ ഞാൻ ലൈറ്റ് ബോയ് ആയി ജോലി ചെയ്തു, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിയിട്ടുണ്ട്. അങ്ങനെ പല പണിയും ചെയ്തു. 2007 മുതൽ 2010 വരെയുള്ള സമയം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് ഓരോ പെർഫോമൻസിലൂടെയും ഞാൻ നേടിയെടുക്കുകയായിരുന്നു. അ‌സ്‌‌ലമും കൃഷ്ണയും ബാൻഡിലേക്ക് വന്നതോടെ ഭാഷ ഒരു പ്രശ്നമല്ലാതെയായി. മുൻപ് ഭാഷയുടെ പരിമിതിയിൽ നഷ്ടപ്പെട്ട പല അവസരങ്ങളും വീണ്ടെടുക്കാൻ തുടങ്ങി,’ ബാൻഡിന്റെ സ്ഥാപകനും ഗായകനും വാദ്യോപകരണ വിദഗ്ധനുമായ വരുൺ സുനിൽ വിശദീകരിച്ചു. വരുൺ സുനിലിനൊപ്പം ഗായകർ അ‌സ്‌‌ലം, കൃഷ്ണ ജെ.കെ, കീബോർഡ് പ്ലെയർ സ്റ്റീവ് കോട്ടുർ എന്നിവരും കൃഷി ജാഗരണുമായി സംവദിച്ചു. നാടൻപാട്ടുകളെ അവയുടെ സത്വം നഷ്ടപ്പെടാതെ പുതിയ ഭാവത്തിൽ അവതരിപ്പിച്ച മസാല കോഫിയുടെ അണിയറയിൽ ഒരുങ്ങുന്ന ‘ഏക്താര’ എന്ന മ്യൂസിക് ആൽബത്തിൽ പ്രകൃതിയും കടന്നുവരുന്നു. എപ്പോഴും സമകാലിക പ്രശ്നങ്ങളും സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളും കലയിൽ ഉൾപ്പെടുത്തുന്ന അന്താരാഷ്ട്ര സംഗീത ട്രൂപ്പാണ് മസാല കോഫി. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ കൃഷി ഒരു പ്രധാന പ്രമേയമായി കടന്നു വരികയാണ്. സംഗീത കലാകാരന്മാർ എന്ന നിലയിൽ മസാല കോഫിയുടെ അടുത്ത ഗാനം പ്രകൃതിയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഏക്താരയിലെ ഈ ഇംഗ്ലീഷ് ഗാനത്തിന് പുറമെ, ഈ മാസം 26ന് റിലീസ് ചെയ്യുന്ന ഒരു ഹിന്ദി ഗാനം ചർച്ച ചെയ്യുന്നത് പെൺ ഭ്രൂണഹത്യയാണ്. തൃശ്ശൂർ പൂരം ഒരു ഉത്സവമെന്നതിന് ഉപരി വികാരം കൂടിയാണ് മലയാളിക്ക്. യുവത്വം ഏറ്റെടുക്കുന്ന തരത്തിൽ ചേരുവ കലർത്തി പൂരം പാട്ടിന് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് മസാല കോഫിയെ കേരളം കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട്, ആലായാൽ തറ വേണം, ആതിയില്ലല്ലോ അന്തമില്ലല്ലോ… തുടങ്ങി ഒരുപിടി നാടൻ പാട്ടുകളും… സംഗീതത്തിൽ ഏത് ശ്രേണിയും അനായാസമെന്ന് തെളിയിച്ച മസാല കോഫിയെ തേടി വന്നത് ഭാഷകൾ കടന്നും ഒരുപാട് സിനിമകൾ. ബാൻഡിന്റെ സിഗ്നേച്ചർ ഗാനം കൂടിയായ കാന്താ തമിഴ് ചലച്ചിത്രം 'ഉറിയടി'യിലും കയറിപ്പറ്റി. സിനിമയിലെ മാനേ മാനേ, അഗ്നിക്കുഞ്ചൊൻട്ര്… തുടങ്ങിയ ഗാനങ്ങളും സൂപ്പർ ഹിറ്റ്. മലയാള മണ്ണിന് ഇന്ന് പിറന്നാൾ മധുരം ‘ഭാഷ വെറും ഭാഷയാണ്. സംഗീതത്തിന് അത് തടസ്സമാകുന്നില്ല. കേരളത്തിന് പുറത്ത് നിന്നുള്ള സിനിമകളിലേക്കും മസാല കോഫിയെ വിളിക്കുന്നത് അവർക്ക് ഞങ്ങളുടെ സംഗീതം അത്രയധികം ഇഷ്ടമുള്ളതിനാലാണ്. ഞങ്ങളുടെ ഒരു എലമെന്റ് എപ്പോഴും അതിൽ വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അവർ ആവശ്യപ്പെടുന്ന പോലെ ഞങ്ങളുടെ സ്റ്റൈലിൽ അത് ചെയ്തുകൊടുക്കുന്നു. മസാല കോഫിയുടെ സിഗ്നേച്ചർ എന്നത് ഫോക്ക് അഥവാ നാടൻപാട്ടുകളാണ്. അതിനാൽ പാട്ടുകളിൽ അതുകൂടി കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.’ മലയാളത്തിലെ ‘സോളോ’ എന്ന ചിത്രത്തിലും കന്നഡയിലെ ‘മുന്തിന നിൽദാന’ ചിത്രങ്ങളിലും പാട്ടിനൊപ്പം സ്ക്രീനിലും മസാല കോഫി സാന്നിധ്യം അറിയിച്ചു. ഒരുപക്ഷേ ആദ്യമായി ഒരു കന്നഡ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മ്യൂസിക് ബാൻഡെന്ന വിശേഷണവും ഇവർ സമ്പാദിച്ചു. ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ദ്വിഭാഷ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും മസാല കോഫിയാണ്. തമിഴിലും തെലുങ്കിലും വൻപ്രചാരം ലഭിച്ച ഗാനങ്ങളെ തേടി നോമിനേഷനും അവാർഡുകളുമെത്തി. കാനഡ, യുഎസ്, അബുദാബി എന്നിങ്ങനെ വിദേശരാജ്യങ്ങളിലും മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മസാല കോഫി ഷോകൾക്കായി സംഗീതപ്രേമികൾ തടിച്ചുകൂടും. ഭാഷ ആശയവിനിമയത്തിനുള്ള വെറും മാധ്യമം മാത്രമായതിനാൽ, തെലുങ്കിലെ രണ്ട് പ്രോജക്ടുകളാണ് നിലവിൽ മ്യൂസിക് ബാൻഡിന്റെ അക്കൗണ്ടിലുള്ളത്. അതിൽ തന്നെ സംഗീതസംവിധാനത്തിന് പുറമെ, സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയതും മലയാളിക്ക് അഭിമാനമായ ഈ സംഗീത കലാകാരന്മാരാണ്. കൊവിഡിനും ലോക്ക്ഡൗണിനും ശേഷം കൈ നിറയെ അവസരങ്ങളുമായി മസാല കോഫി യാത്ര തുടരുകയാണ്. പാട്ടിൽ പരീക്ഷണങ്ങളും പര്യവേഷണങ്ങളുമായി സംഗീതത്തിലും സംസ്കാരത്തിലും, ദേശവും ഭാഷയും കടന്ന് വീണ്ടും വ്യത്യസ്തതയോടെ. ഇന്ത്യന്‍ റെസ്റ്റോറന്റിലെ പ്രത്യേകിച്ചും നോര്‍ത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ മെനുവിലെ 10 ഓപ്ഷനുകളില്‍ 5 എണ്ണത്തിലും പനീര്‍ ഡിഷ് ആയിരിക്കും, യഥാര്‍ത്ഥത്തില്‍ ഒരു പച്ചക്കറിയല്ലാത്ത എന്നാല്‍ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ പച്ചക്കറിയാണ് പനീര്‍. പാല്‍ തൈരാക്കി വേര്‍തിരിച്ചെടുത്ത് ഉണ്ടാക്കുന്ന ഇന്ത്യന്‍ കോട്ടേജ് ചീസാണ് പനീര്‍. നിങ്ങള്‍ക്ക് ഒന്നുകില്‍ വിനാഗിരിയോ നാരങ്ങാനീരോ ഉപയോഗിച്ച് പാല്‍ തൈരാക്കാം. തൈരും ഉപയോഗിക്കാം. ഇന്ത്യയിലെ നിരവധി കറികളില്‍ പനീര്‍ ഉപയോഗിക്കുന്നു, പനീര്‍ മസാല,പാലക് പനീര്‍, കടായി പനീര്‍, മാറ്റര്‍ പനീര്‍, ചില്ലി പനീര്‍ എന്നിവയാണ് ജനപ്രിയമായത്. പനീര്‍ വീട്ടില്‍ ഉണ്ടാക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. ഓര്‍ഗാനിക് പാല്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഓര്‍ഗാനിക് പനീര്‍ ഉണ്ടാക്കാം. വീട്ടില്‍ തന്നെ ഉള്ള 2 സാധനങ്ങള്‍ കൊണ്ട് പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം. പാല്‍: മികച്ച ഫലം ലഭിക്കാന്‍ നല്ല പാല്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് 2% പാല്‍ ഉപയോഗിച്ച് പനീര്‍ ഉണ്ടാക്കാം, എന്നാല്‍ നിങ്ങള്‍ക്ക് നല്ല പനീര്‍ ക്യൂബുകള്‍ വേണമെങ്കില്‍, നല്ല കൊഴുപ്പുള്ള പാല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. തൈരാക്കുവാന്‍ വിനാഗിരിയോ നാരങ്ങാനീരോ തൈരോ ഉപയോഗിക്കാം. നുറുങ്ങ്: നിങ്ങള്‍ക്ക് ക്രീമിയര്‍ പനീര്‍ വേണമെങ്കില്‍, പാല്‍ തിളപ്പിക്കുമ്പോള്‍ കുറച്ച് ഹെവി ക്രീം (ഒരു ലിറ്റര്‍ പാലിന് ഏകദേശം ¼ കപ്പ്) ചേര്‍ക്കുക ഇടത്തരം ചൂടില്‍ അടി കട്ടിയുള്ള പാത്രത്തില്‍ പാല്‍ ചേര്‍ക്കുക. പാല്‍ നന്നായി തിളപ്പിക്കുക, ചട്ടിയുടെ അടിയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ ഇളക്കുക. പാല്‍ തിളച്ചുകഴിഞ്ഞാല്‍, തീ ഓഫ് ചെയ്ത് വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര്(പിഴിഞ്ഞ് അരിച്ചെടുക്കണം) ചെറുതായി ചേര്‍ക്കുക. കുറച്ചു കഴിഞ്ഞു, പാല്‍ തൈരാകും, തെളിനീര്‍ വേര്‍പെടുന്നത് കാണും. ആ സമയത്ത്, ഇളക്കുന്നത് നിര്‍ത്തി 5 മിനിറ്റ് കാത്തിരിക്കുക, അങ്ങനെ പാല്‍ പൂര്‍ണ്ണമായും തൈര് ആകും. ഒരു മസ്ലിന്‍ തുണി/ വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ ഒഴിക്കുക. പനീര്‍ തണുത്ത വെള്ളത്തില്‍ ഒന്നോ രണ്ടോ വട്ടം കഴുകുക, ഇങ്ങനെ ചെയ്യുന്നത് പനീറിന് വിനാഗിരിയുടെ രുചി ഉണ്ടാകാതിരിക്കാന്‍ ആണ്. അതില്‍ നിന്നും കഴിയുന്നത്ര വെള്ളം പിഴിഞ്ഞെടുക്കുക. വെള്ളം പോകുന്നതിനായി കെട്ടിത്തൂക്കിയിടുന്നതും നല്ലതാണ്. ശേഷം പനീര്‍ പരത്തുന്നതിനായി പരന്ന പ്രതലത്തില്‍ തുണിയില്‍ പൊതിഞ്ഞു തന്നെ വെക്കുക. എന്നിട്ട് അതിന് മുകളില്‍ ഭാരമുള്ള ഒരു വസ്തു സ്ഥാപിക്കുക. 1 മുതല്‍ 2 മണിക്കൂര്‍ വരെ അനക്കാതെ അതിനെ സൂക്ഷിക്കണം. പനീര്‍ സെറ്റ് ആയിക്കഴിഞ്ഞാല്‍, തുണിയില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത് ക്യൂബുകളായി മുറിക്കുക. ഹോമിയോപ്പതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജർമ്മൻ ഭിഷഗ്വരനായിരുന്നു ക്രിസ്ത്യൻ ഫ്രെഡറിക് സാമുവൽ ഹാനിമാൻ ‍(ഏപ്രിൽ 10, 1755 – ജൂലൈ 2, 1843)[1 അലോപ്പതിയിൽ ബിരുദാനന്തരബിരുദധാരി ആയിരുന്നു ഹാനിമാൻ. എന്നാൽ അക്കാലത്ത് നിലനിന്നിരുന്ന അശാസ്ത്രീയമായ ചികിത്സാ രീതികളിൽ അത്യപ്തനായിരുന്ന അദ്ദേഹത്തിന്റെ നവീനമായ ഒരു ചികിത്സാ രീതിയെക്കുറിച്ചുള്ള അന്വേഷണമാണ് ഹോമിയോപ്പതിയുടെ പിറവിയിലേക്ക് വഴിതെളിച്ചത്. ജർമ്മനിയിലെ സാക്സണി പ്രവിശ്യയിലെ മീസൻ എന്ന ചെറു പട്ടണത്തിൽ ക്രിസ്ത്യൻ ഗോട്ട്ഫ്രെഡ് ഹാനിമാന്റേയും ജൊഹാന്ന ക്രിസ്ത്യാന്യയുടെയും മകനായി1755 ഏപ്രിൽ 10നു ഹാനിമാൻ ജനിച്ചു. കളിമൺ പാത്രനിർമണത്തിന് പ്രസിദ്ധമായ പട്ടണമായിരുന്നു മീസൻ. ഹാനിമാ‍ന്റെ അച്ഛനും മുത്തച്ഛനും അമ്മാവൻമാരും കളിമൺ ചിത്രകാരൻമാരാ‍യിരുന്നു[2 ബാല്യത്തിലേ ബഹുഭാഷാ പണ്ഡിതനായിരുന്ന ഹാനിമാൻ, പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത്തിലും നിപുണനായിരുന്നു. ജർമ്മനിയിലെ ലെപ്സിഗ്, ആസ്റ്റ്ട്രിയയിലെ വിയന്ന എന്നിവിടങ്ങളിൽ നിന്നായി വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കി. 1779 ആഗസ്റ്റ്10നു എർലാ‍ങ്കൻ സർവ്വകലാശാലയിൽ നിന്ന് ഹാനിമാൻ വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി[3 1781-ൽ ജർമ്മനിയിലെ മാൻസ്ഫെൽഡ് പട്ടണത്തിൽ താമസമാക്കി. അവിടെ വച്ച് ജൊഹാന്ന കുക്ലർ എന്ന യുവതിയെ വിവാഹം കഴിച്ചു. 1790 മുതൽ ഹാനിമാൻ ഹോമിയോപ്പതി സംബന്ധിച്ച പരീക്ഷ്ണങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. 1796-ൽ ഹോമിയോപ്പതിയെക്കുറിച്ചുള്ള ആദ്യ പ്രബന്ധം പുറത്തിറക്കി. എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഹാനിമാന്റെ ആശയങ്ങൾ പൊതുവെ അംഗീകരിക്കപ്പെട്ടു. കേവലം ഒരു ഭിഷഗ്വരനായിരുന്ന അദ്ദേഹം വൈദ്യശാസ്ത്രത്തിൽ ആദരിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി തീർന്നു. 1811 മുതൽ ലെപ്സിഗ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി[4]. ശേഷിക്കുന്ന കാലം ഹോമിയോപ്പതിയുടെ പ്രചരണത്തിനും പരീക്ഷ്ണങ്ങൾക്കും വേണ്ടി വിനിയോഗിച്ചു. 1843 ജൂലൈ 2-ന് തന്റെ 88-ആം വയസ്സിൽ ഫ്രാൻസിലെ പാരീസിൽ വച്ച് മരണമടഞ്ഞു. ബിരുദാനന്തരബിരുദം നേടിയ ശേഷം ഏകദേശം 10 വർഷം തന്റെ ചികിത്സ തുടർന്നു. എങ്കിലും തന്റെ ചികിത്സ ലഭിച്ച രോഗികൾക്ക് പിന്നീട് മാരകമായ രോഗങ്ങൾ ഉണ്ടാകുന്നതായി അദ്ദേഹം കണ്ടെത്തി. അക്കാലങ്ങളിൽ അലോപ്പതി ഔഷധങ്ങൾ ഇന്നത്തേക്കാൾ അമിതമായ അളവിലാണ് ഉപയോഗിച്ചിരുന്നത്. ഹാനിമാൻ ജീവിച്ചിരുന്നത് 18, 19 നൂറ്റാൺടുകളിലാണ്. അക്കാലത്ത് യൂറോപ്പിൽ നിലവിലിരുന്ന പുരാതന ചികിത്സാസമ്പ്രദായത്തിലാണ് അദ്ദേഹം ബിരുദമെടുത്തത്. അദ്ദേഹം അലോപ്പതി എന്നു വിളിച്ചത് ആ ചികിത്സാസമ്പ്രദായത്തെയാണ്. അത് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വികാസം പ്രാപിച്ച ആധുനിക വൈദ്യശാസ്ത്രമല്ല. ജീവശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 17:05, 20 ജൂൺ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സ്വന്തം നാടായ വട്ടിയൂർക്കാവിൽനിന്നും സൈക്കിൾ ചവിട്ടി രാജ്യം മുഴുവൻ കാണുന്നതിനാണ് അഭിജിത്തിന്റെ യാത്ര. സൈക്ലിസ്റ്റും യാത്രകൾ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ പ്രതിനിധികൂടിയായ അഭിജിത് ജൂലായ് 26-നാണ് യാത്രയ്ക്ക് ആരംഭം കുറിച്ചത്. പുതിയ സ്ഥലങ്ങൾ, കാഴ്ചകൾ, ചങ്ങാതിമാർ, ആശയങ്ങൾ ഒരുപാട് അനുഭവങ്ങൾ ഈ യാത്രയിൽ നിന്നും നേടിയെടുക്കാൻ കഴിയുമെന്നും അഭിജിത് കരുതുന്നു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ അശ്വതി ഭവനിൽ പരേതനായ കെ.അനിൽകുമാറിന്റെയും ശ്രീലതയുടെയും മകനാണ് ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിജിത്. 2017-ൽ ടൈൽസ് ഷോപ്പ് ആരംഭിച്ചു. നോട്ടുനിരോധനസമയം കട നഷ്ടത്തിലായി, പൂട്ടി. കൈയിലുണ്ടായിരുന്ന കുറച്ചു കാശ് കൊണ്ടൊരു കാർ വാങ്ങി. ടാക്‌സിയായി ഓടിത്തുടങ്ങി. ഇതിനിടെ, തിരുവനന്തപുരത്ത് ചൈൽഡ് ലൈനിലും ജോലിചെയ്തു. ഇക്കാലമത്രയും രാജ്യസഞ്ചാരമെന്ന സ്വപ്നം ഉള്ളിൽ ‘പൊന്നുപോലെ’ കാത്തുസൂക്ഷിച്ചു. എന്നാൽ, പ്രതികൂല സാഹചര്യങ്ങൾ യാത്രയെ നിരന്തരം തടസ്സപ്പെടുത്തി. ഒടുവിൽ വാങ്ങിയ സൈക്കിളിൽ യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ടെന്റും യാത്രയ്ക്കാവശ്യമായ സാധനങ്ങളും വാങ്ങി. 1500 രൂപയാണ് ആകെ കൈവശമുള്ളത്. സഞ്ചാരലക്ഷ്യം അറിഞ്ഞ് ആളുകൾ വഴിനീളെ സംസാരിക്കാനും പിന്തുണയ്ക്കാനുമെത്തുന്നുണ്ടെന്ന് 27-കാരനായ അഭിജിത് പറഞ്ഞു. വർക്കല വഴി ആലപ്പുഴയിലേക്കായിരുന്നു ആദ്യ യാത്ര. അവിടെ ഹൗസ് ബോട്ടിൽ താമസിക്കാൻ സൗകര്യം ലഭിച്ചു. അതിർത്തി കഴിഞ്ഞാൽ പെട്രോൾ പമ്പിലും മറ്റും ടെന്റ് അടിച്ച് താമസിക്കാമെന്നാണ് കരുതുന്നത്. യാത്രയുടെ വിശദാംശങ്ങൾ അപ്പപ്പോൾ സാമൂഹികമാധ്യമങ്ങളിലും സ്വന്തം യു ട്യൂബ് ചാനലായ 'വണ്ടേഴ്‌സ് ഓഫ് മൈ ലൈഫ്-അബി'യിലും പങ്കുവെയ്ക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കിയല്ല യാത്ര. രണ്ടുമാസം സൈക്കിളിൽ യാത്രചെയ്യുക. തീവണ്ടി കയറി തിരികെ വീട്ടിലെത്തുക. വീട്ടിലെ കാര്യങ്ങൾ നോക്കുക. വീണ്ടും യാത്ര അവസാനിച്ചിടത്തേക്കു തിരിച്ചെത്തുക. യാത്ര തുടരുക- കാസർകോട്ടു നിന്നും കർണാടകയിലേക്കുള്ള സൈക്കിൾ സവാരിക്കിടെ അഭിജിത് പറഞ്ഞു. നെടുമങ്ങാട് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ശരിയായ വിവരങ്ങൾ കൂട്ടിച്ചേർക്കാനും മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്ത മഴ; വീടുകളും വഴികളും തകർന്നു മെന്‍സ്ട്രല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തിങ്കള്‍ പദ്ധതി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് തെറിപ്പിച്ചു; ദമ്പതിമാർക്ക് ദാരുണാന്ത്യം യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ മാതാപുരം പള്ളി തിരുനാളിന് നാളെ തുടക്കം മർദ്ദനക്കേസിൽ പ്രതിക്ക്‌ ജാമ്യം: മംഗലപുരം എസ്.ഐ.ക്ക് സസ്പെൻഷൻ വില്ലേജ് ഓഫിസുകളിൽ എത്തുന്ന പൊതുജനങ്ങൾ പാദരക്ഷകൾ ഊരിവെച്ചാണ് അകത്ത് പ്രവേശിക്കുന്നത് എന്നത് ശ്രദ്ധയിൽ പെട്ടുവെന്ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ‘ഇത് തെറ്റായ കീഴ്വഴക്കവും മേലാള-കീഴാള മനഃസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുമാണ്. തിരുവനന്തപുരം: ഇനിമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ മാത്രമല്ല വില്ലേജ് ഓഫിസുകളിലും ചെരിപ്പ് ധരിച്ച് പ്രവേശിക്കാം. സംസ്ഥാനത്തെ ഒരു വില്ലേജ് ഓഫിസിലും പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്ന പൊതുജനങ്ങളെ തടയരുതെന്ന് നിർദേശിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. വയനാട് സർക്കാർ സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ്മുറിയിൽ വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് തടയരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ക്ലാസ്മുറികളിൽ ചെരിപ്പ് ധരിക്കുന്നത് സർവജന സ്കൂൾ അധികൃതർ തടഞ്ഞിരുന്നു. വില്ലേജ് ഓഫിസുകളിൽ എത്തുന്ന പൊതുജനങ്ങൾ പാദരക്ഷകൾ ഊരിവെച്ചാണ് അകത്ത് പ്രവേശിക്കുന്നത് എന്നത് ശ്രദ്ധയിൽ പെട്ടുവെന്ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.‘ഇത് തെറ്റായ കീഴ്വഴക്കവും മേലാള-കീഴാള മനഃസ്ഥിതി ഉളവാക്കുന്ന വ്യവസ്ഥയുമാണ്. ഈ സാഹചര്യത്തിൽ വില്ലേജ് ഓഫിസിനുള്ളിൽ പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്നതിന് പൊതുജനങ്ങളോട് തടസ്സം പറയാൻ പാടുള്ളതല്ല. ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ അതിന്റ ആവശ്യമില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരെ ബോധ്യപ്പെടുത്തേണ്ടതാണ്’- ഉത്തരവ് വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നാളെ; അഞ്ച് മണിക്ക് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രീകോടതി തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണം നൽകില്ല; തിരികെപ്പോകണമെന്ന് പൊലീസ് ജനറൽ റാവത്ത് ഉൾപ്പടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫീസറും. ഐ എ എസുകാരുടെ പ്രതിഷേധത്തെ തള്ളി സർക്കാർ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. കൊച്ചിൻ ട്രക്കിങ്ങ് ക്ലബ്ബ് ശ്രീ.സിബി മൂന്നാറിന്റെ നേതൃത്വത്തിൽ കുറെയേറെ നാളുകളായിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. പക്ഷേ, എനിക്കതിൽ ചേരാനുള്ള അവസരം ഒത്തുവന്നത് ഇക്കൊല്ലം മാത്രമാണ്. ചേർന്നതിന് ശേഷം ഒന്നുരണ്ട് ട്രക്കിങ്ങുകൾ കഴിഞ്ഞെങ്കിലും പങ്കെടുക്കാനായില്ല. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാനാവില്ലല്ലോ അതുകൊണ്ട് ഫെബ്രുവരി 8ന് ക്ലബ്ബ് പദ്ധതിയിട്ട ‘പത്താം മൈൽ‘ നടത്തത്തിൽ പങ്കുകൊള്ളാൻ തന്നെ തീരുമാനമെടുത്തു. ട്രക്കിങ്ങിനെപ്പറ്റി പറയുന്നതിന് മുന്നേ സിബി മൂന്നാറുമായുള്ള സൌഹൃദത്തെപ്പറ്റി അൽ‌പ്പം പറയാതെ വയ്യ. 2011 ഡിസംബറിൽ മലയാളം വാരികയിൽ ഗീരീഷ് ജനാർദ്ദനൻ എഴുതിയ ലേഖനത്തിലൂടെയാണ് സിബിയെപ്പറ്റി അറിയുന്നത്. പിന്നീട് ഓൺലൈനിലും ഫോണിലുമൊക്കെ പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നേരിൽ കാണാൻ പലകാരണങ്ങൾകൊണ്ടും സാധിച്ചില്ല. അതിനുള്ള അവസരം കൂടെയാണ് ഈ ട്രക്കിങ്ങിലൂടെ കിട്ടാൻ പോകുന്നത്. മൂന്നാറിൽ പത്താം മൈൽ എന്ന് പേരുള്ള ഒരുപാട് ഗ്രാമങ്ങളുണ്ട്. അതിന്റെ പിന്നിലൊരു രഹസ്യവുമുണ്ട്. അത് മനസ്സിലാക്കാനും കണ്ടറിയാനും വേണ്ടിയാണ് ഈ യാത്ര. 16 കിലോമീറ്ററോളം വരുന്ന നടത്തം കാട്ടിലൂടെയൊന്നുമല്ല. ഗതാഗതം കുറവായ എസ്റ്റേറ്റ് പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉപയോഗിക്കേണ്ട പാദരക്ഷ, വെള്ളം എടുക്കാൻ കൊണ്ടുവരേണ്ട കുപ്പി, ചിലവാകാൻ സാദ്ധ്യതയുള്ള പണം, ബസ്സിന്റെ സമയം എന്ന് തുടങ്ങി എല്ലാക്കാര്യങ്ങളും വിശദമാക്കിക്കൊണ്ടുള്ള ഈ-മെയിൽ വന്നു. 20 പേർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് പേർ അവസാനദിവസം പിന്മാറി. രാവിലെ 01:30ന് എറണാകുളം ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാന്റിൽ നിന്ന് മൂന്നാർ ബസ്സ് ഒരെണ്ണം പുറപ്പെടുന്നുണ്ട്. നേരം വെളുക്കുന്നതോടെ അത് മൂന്നാറെത്തും. ബസ്സിലിരുന്ന് മൂന്നോ നാലോ മണിക്കൂർ ഉറങ്ങാം. ഉറങ്ങിയേ പറ്റൂ. അല്ലെങ്കിൽ 16 കിലോമീറ്റർ നടത്തം വിചാരിച്ചത് പോലെ അനായാസം പൂർത്തിയാക്കാൻ പറ്റിയെന്ന് വരില്ല. കച്ചേരിപ്പടിയിൽ നിന്ന് ഓട്ടോ പിടിച്ച് ബസ്സ് സ്റ്റാന്റിൽ എത്താമെന്നുള്ള ആഗ്രഹം ഓട്ടോ റിക്ഷാ സമരം കാരണം നടന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ട്രക്കിങ്ങ് ഇങ്ങ് എറണാകുളത്ത് വെച്ചു അർദ്ധരാത്രിക്ക് തന്നെ ആരംഭിച്ചു. സ്റ്റാന്റിൽ ചെന്നപ്പോൽ ഒരു പടയ്ക്കുള്ള ജനമുണ്ട് അവിടെ. എന്നാലും ക്ലബ്ബ് അംഗങ്ങളിൽ പലരേയും ആ തിരിക്കിനിടയിലും തിരിച്ചറിഞ്ഞു. രമേശ് ബാബു. അനിൽ, ജോസ് ജസ്റ്റിൻ, മനു ജസ്റ്റിൻ, അതുൽ ഡോമിച്ചൻ എന്നിങ്ങനെ 10 പേരുണ്ട് എറണാകുളത്തുനിന്ന്. ഒരാൾ ആലുവയിൽ നിന്ന് കയറും. എല്ലാവരും പെട്ടെന്ന് തന്നെ പരിചയക്കാരായി. ഒരാൾ തന്നെ എല്ലാവരുടേയും ടിക്കറ്റെടുത്തു. ബസ്സ് മൂന്നാറിലേക്ക്. ആലുവ എത്തുന്നതിന് മുന്നേതന്നെ ഞാൻ നിദ്രാദേവിയുമായി ചങ്ങാത്തത്തിലായി. ഉറക്കത്തിനിടയിൽ എപ്പോഴോ കാലാവസ്ഥ മാറിയത് തിരിച്ചറിഞ്ഞു. തണുപ്പ് ചെവി തുളച്ച് കടക്കാൻ തുടങ്ങിയിരിക്കുന്നു. മങ്കിത്തൊപ്പി എടുത്തണിഞ്ഞു. കുറേക്കൂടെ കഴിഞ്ഞപ്പോൾ തണൂപ്പ് ശരീരത്തിലേക്കും പടർന്നുകയറി. ബാഗിലുള്ള വിൻഡ് ചീറ്റർ താൽക്കാലിക രക്ഷയായി. ശങ്കുപ്പടി സ്റ്റോപ്പിലാണ് ഇറങ്ങേണ്ടത്. പ്രാഥമിക കർമ്മങ്ങൾക്കുള്ള സൌകര്യം ഏർപ്പാടാക്കിയിരിക്കുന്നത് അവിടെയാണ്. ബസ്സിറങ്ങിയപ്പോൾ ആലിംഗനം ചെയ്ത് സ്വീകരിക്കാൻ ഇരുട്ടത്ത് സ്റ്റോപ്പിൽത്തന്നെ മൂന്നാറിന്റെ തണുപ്പ് വകവെക്കാതെ ആറരയടിയോളം ഉയരത്തിൽ സിബിയുണ്ട്. കാടിന്റെ മർമ്മമറിഞ്ഞ, മലകളുടെ മറുവശം കണ്ട, പ്രകൃതിയുടെ നേരറിഞ്ഞ, സിബിയെ തണുപ്പ് സ്പർശിക്കുന്നുപോലുമില്ലെന്ന് തോന്നി. എല്ലാവരും പരസ്പരം പരിചയപ്പെടുത്തി. ഇരുട്ട് അൽ‌പ്പം നീണ്ടുനിൽക്കുന്നതുകൊണ്ടും പ്രതീക്ഷിക്കാത്തതിലധികം തണുപ്പുള്ളതുകൊണ്ടും 7 മണിക്ക് ആരംഭിക്കാമെന്ന് കരുതിയിരുന്ന യാത്ര ഒരു മണിക്കൂർ നേരം വൈകിപ്പിച്ചു. ശങ്കുപ്പടി ജോയ്സ് പാലസിന് മുന്നിൽ സംഘാംഗങ്ങൾ. അതുൽ ഡൊമിച്ചൻ, റോഹൻ കലനി, അനിൽ പി.എസ്, രമേഷ് ബാബു, അജു ജോൺ, റാസി ഹിദായത്ത്, പ്രദീപ് പി, ജോസ് ജസ്റ്റിൻ, മനു ജസ്റ്റിൻ, ജിഷ്ണു ടി.എസ്, അബിൻ മത്തായി, ടോം വി.സെബാസ്റ്റ്യൻ, സുനന്ദ് എസ്, അൻ‌സാർ, ജീന അൻസാർ, ശ്രീനാഥ് ആർ, മുഹമ്മദ് അൻ‌സാർ, അജ്‌മൽ വി.എച്ച്. ഷെഫിൻ പി.എസ്. സിബി മൂന്നാർ, നിരക്ഷരൻ എന്നിവരാണ് ടീം അംഗങ്ങൾ. അൻസാറും ഭാര്യ ജീനയും കുട്ടിയെ വീട്ടിലാക്കി രാത്രി വൈകിയാണെങ്കിലും കാറോടിച്ചാണ് എത്തിയിരിക്കുന്നത്. ടീമിലെ ഏക പെൺ‌തരി ജീനയാണ്. ജോസ് ജസ്റ്റിനും മനു ജസ്റ്റിനും കൂട്ടുകാരും എറണാകുളത്ത് നിന്നുള്ള വിദ്യാർത്ഥികളാണ്. ബാക്കിയെല്ലാവരും ആ ഘട്ടം കടന്നവർ. എല്ലാവരും പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി. പലവട്ടം മൂന്നാറിൽ പോയിട്ടുണ്ടെങ്കിലും ആ വഴി ബസ്സിൽ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ രണ്ടാം മൈൽ അഞ്ചാം മൈൽ എന്നൊക്കെയുള്ള സ്റ്റോപ്പുകൾ ശ്രദ്ധിക്കുന്നതും ആദ്യമായിട്ടാണ്. പത്താം മൈൽ ചരിത്രം കണ്ടെത്താൻ ഇനിയധികം ദൂരമില്ല. ട്രക്കിങ്ങ് തുടങ്ങുന്നത് അനുകരണീയമായ ഒരു സംരംഭത്തിന് മുന്നിൽ നിന്നാണ്. ‘കുറിഞ്ഞി‘ എന്നാണതിന്റെ പേര്. തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ശാരീരിക ബലഹീനതകൾ ഉള്ള കുട്ടികളാണ് അതിന്റെ പിന്നണിയിൽ. ബേക്കറി മുതൽ കൈകൊണ്ട് ഉണ്ടാക്കുന്ന കടലാസ്, പ്രകൃതിദത്തമായ ഡൈയിംങ്ങ് യൂണിറ്റ്, തുന്നൽ‌പ്പണികൾ, തോട്ടപ്പണികൾ, എന്നിങ്ങനെ പലതുമുണ്ട് ആ സംരംഭത്തിൽ. തോട്ടങ്ങളിലെ മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയുള്ളവരുടെ ഭാര്യമാരുടെ സമയവും കാര്യക്ഷമതയും നല്ല നിലയ്ക്ക് പ്രയോജനപ്പെടുത്താനായി ടാറ്റ സൺസ് ഡയറൿടർ പദവി വരെ എത്തിയ ആദ്യ മലയാളിയായ ശ്രീ.കൃഷ്ണകുമാറിന്റെ ഭാര്യ രത്ന കൃഷ്ണകുമാറാണ് കുറിഞ്ഞി ആസൂത്രണം ചെയ്തത്. അവിടന്ന് എന്തെങ്കിലും വാങ്ങിയാൽ ആ കുട്ടികൾക്ക് അതൊരു പ്രോത്സാഹനമാകും, നടത്തത്തിനിടയിൽ ഞങ്ങൾ കഴിക്കുകയുമാവാം എന്നതുകൊണ്ട് കുറച്ച് ഫ്രൂട്ട് കേക്ക്, വീട്ടിലുണ്ടാക്കുന്ന ചോൿളേറ്റ് എന്നതൊക്കെ അൽ‌പ്പസ്വൽ‌പ്പം പലരും വാങ്ങി ബാക്ക് പാക്കിൽ സ്ഥാപിച്ച് എട്ടേമുക്കാൽ മണിയോടെ ട്രക്കിങ്ങ് ആരംഭിച്ചു. വഴി മുന്നിലങ്ങനെ നീണ്ട് നീണ്ട് ….. നേരത്തേ പറഞ്ഞിരുന്നത് പോലെ തീരെ ഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലൂടെയോ കാട്ടിലൂടെയോ ഒന്നുമല്ല ഈ ട്രക്കിങ്ങ്. ലച്ച്മി എസ്റ്റേറ്റ് വഴി മാങ്കുളത്തേക്ക് പോകുന്ന വഴിയാണ് ട്രക്കിങ്ങ് റൂട്ട്. ചില വാഹനങ്ങളെങ്കിലും ഇടയ്ക്കൊക്കെ കടന്ന് പോകുന്ന ഒരു വഴിയാണത്. കാറിലോ ജീപ്പിലോ ബസ്സിലോ അതല്ല മറ്റേതൊരു ടൂറിസ്റ്റ് വാഹനത്തിൽ ഇരുന്നോ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ കാണുന്ന ഒരു കാഴ്ച്ച കുറേ അധികം നേരം നോക്കി നിൽക്കാൻ, തേയിലത്തോട്ടങ്ങളിലെ ജീവിതങ്ങൾ അടുത്ത് നിന്ന് കാണാൻ. പത്താം മൈലിന്റെ രഹസ്യം കണ്ടുപിടിക്കാൻ. തൂക്കുപാലം ഒരെണ്ണം കണ്ടപ്പോൾ, പോകേണ്ട വഴി അതല്ലെങ്കിലും എല്ലാവരും അതിലേക്ക് കയറി നിന്നു, കുറേ ക്യാമറകൾ കണ്ണടച്ച് തുറന്നു. വലിയ ആൾനാശവും കൃഷിനാശവും ഉണ്ടാക്കിയ 1924 ലെ മൂന്നാർ വെള്ളപ്പൊക്കത്തിനു ശേഷം നിർമ്മിച്ച തൂക്കുപാലമാണത്. അത്രയും പേർ കയറി നിന്നിട്ടും വയസ്സൻ പാലത്തിന് കാര്യമായ മൂളലും ഞരക്കവുമൊന്നുമില്ല. അഞ്ചാം മൈലിന്റെ കല്ല് കഴിഞ്ഞാലുടൻ വെസ്റ്റ് ഡിവിഷനിലെ തൊഴിലാളികളുടെ ചായക്കടയും റേഷൻ ഷോപ്പും പലചരക്ക് കടയുമൊക്കെ ചേർന്ന കെട്ടിടങ്ങളായി. ഓരോ ചായയും കടിയും കഴിക്കാനും അൽ‌പ്പനേരം വിശ്രമിക്കാനുമുള്ള പാതിവഴിയുടെ ഇടവേളയാണവിടെ. ‘കുറിഞ്ഞി’ യിൽ നിന്ന് വാങ്ങിയ കേക്ക് വെള്ളം നിറയ്ക്കാൻ വേണ്ടി ഒരു ചോലയ്ക്ക് മുന്നിൽ നിന്നപ്പോൾ എല്ലാവരും ചേർന്ന് അകത്താക്കിക്കഴിഞ്ഞിരുന്നു. ചായക്കടക്കാരൻ സ്ഥലത്തില്ല. ആരോ പോയി വിളിച്ചുകൊണ്ടുവന്നു. ചായയും കട്ടൻ ചായയും ബോണ്ടയും ഉഴുന്ന് വടയും പരിപ്പുവടയുമൊക്കെ അകത്താക്കി യാത്ര തുടർന്നു. ലച്ച്‌മി എസ്റ്റേറ്റിന്റെ തേയിലക്കാടുകൾ കണ്ണെത്താ ദൂരത്തേക്ക് നീണ്ടുകിടക്കുന്നു. ലക്ഷ്മി എന്നല്ല ലച്ച്മി (Letchmi) എന്ന് തന്നെയാണ് പറയുന്നതും എഴുത്തി വെച്ചിരിക്കുന്നതുമൊക്കെ.തമിഴ് വംശജരാണ് തോട്ടം തൊഴിലാളികളിൽ ബഹുഭൂരിഭാഗവും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ നമ്മളിപ്പോൾ തമിഴ്‌നാട്ടിലാണോ എന്ന് ചില അംഗങ്ങൾക്ക് സംശയമുണ്ടായത് സ്വാഭാവികം. ചായക്കട, ക്ലബ്ബ്, റേഷൻ ഷാപ്പ് …സമുച്ചയം. ഹെൿട്ടറുകണക്കിന് നീണ്ട് പരന്നുകിടക്കുന്ന ഒരു തേയിലത്തോട്ടത്തിന് പല ഡിവിഷനുകളുണ്ടാകും. ഓരോ ഡിവിഷനും ഇതുപോലെ റേഷൻ കടയും പലചരക്ക് കടയും ക്ലബ്ബുമൊക്കെ ഉണ്ടാകും. ആശുപത്രി, സ്ക്കൂൾ, എന്നിങ്ങനെ തൊഴിലാളി സമൂഹത്തിന് ആവശ്യമായ എല്ലാ സൌകര്യങ്ങലും മിതമായ തോതിലാണെങ്കിലും ഏർപ്പാട് ചെയ്ത ശേഷമാണ് തൊഴിലാളികളേയും കുടുംബത്തേയും തോട്ടം പണിക്ക് എത്തിക്കുന്നതെന്ന് തോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാനാകും. എന്തൊക്കെ സൌകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും തോട്ടം പണിക്ക് ഒരു അടിമത്ത സ്വഭാവം കണ്ടെത്താൻ ചിലർക്കെങ്കിലും സാധിച്ചെന്ന് വരും. ഒരു ജനതയുടെ ലോകം ഈ ഇട്ടാവട്ടത്തിനകത്ത് ഒതുക്കപ്പെടുന്നതിനെ ആടിമത്തമായി കാണുന്നതിൽ, ജയിലിൽ അടക്കപ്പെടുന്ന പോലത്തെ ഒരു അവസ്ഥയായി വീക്ഷിക്കുന്നതിൽ തെറ്റൊന്നും പറയാനാവില്ല. ഇതിനൊരു മറുവശം കൂടെ ഈ ട്രക്കിങ്ങിനിടയിൽ ദർശിക്കാനായെന്ന് വരും. ചുരുങ്ങിയ സൌകര്യങ്ങളിലാണ് അവർ ജീവിക്കുന്നത്. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള ലൈൻ വീടുകൾ. പക്ഷെ ശുചിത്വമുണ്ട് അവിടെയെല്ലാം. മാലിന്യം എങ്ങും അലക്ഷ്യമായി കുമിഞ്ഞ് കൂടിക്കിടക്കുന്നില്ല. വഴിയിലെങ്ങും പ്ലാസ്റ്റിക്ക് ബാഗുകളൊന്നും കാണാൻ ഞങ്ങൾക്കായില്ല. ശുദ്ധവായുവാണ് അവർ ശ്വസിക്കുന്നത്. നഗരവാസികൾക്ക് ഏറ്റവും മികച്ച എല്ലാ സൌകര്യങ്ങൾക്കിടയിലും നഷ്ടമാകുന്ന പ്രകൃതിയുടെ തലോടൽ, തോട്ടം തൊഴിലാളികൾക്കിവിടെ ആവോളം കിട്ടുന്നുണ്ട്. മാലിന്യസംസ്ക്കരണത്തിന്റെ കാര്യം പറയുമ്പോൾ അൽ‌പ്പം കൂടെ വാചാലനാകാതിരിക്കാനാവില്ല. ഓരോ ലൈൻ വീടുകൾക്ക് മുൻപിലും മാലിന്യം ഇടാനുള്ള രണ്ടോ മൂന്നോ ബാഗുകൾ T ആകൃതിയിലുള്ള പോസ്റ്റുകളിൽ തൂക്കിയിട്ടിരിക്കുന്നത് കാണാം. കൂടുതൽ മാലിന്യം ഇടാനായി വളച്ചുകെട്ടിയെടുത്ത പ്രത്യേകയിടവും ഉണ്ട്. തോട്ടങ്ങളിൽ നിന്ന് വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് മാലിന്യസംസ്ക്കരണം പ്രാവർത്തികമാക്കിയിരിക്കുന്നത്. ഇതൊക്കെ അവരുടെ വീടുകൾക്ക് സമീപത്തുള്ള മാലിന്യത്തിന്റെ കാര്യം. ആ വഴിയിലൂടെ യാത്ര ചെയ്യുന്ന ഒരു ടൂറിസ്റ്റ് പോലും എന്തെങ്കിലും മാലിന്യം കളയാൻ ഒരു കുപ്പത്തൊട്ടിയില്ലാതെ വിഷമിക്കരുതെന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വഴിയോരത്തെല്ലാം കോൺക്രീറ്റിന്റെ കുപ്പത്തൊട്ടികൾ കാണാം. ഒഴുകിവരുന്ന നീർച്ചാലുകളിൽ നിന്ന് വെള്ളമെടുക്കാൻ നിൽക്കുന്ന ഒരാൾ അവിടെ മാലിന്യം നിക്ഷേപിക്കാനുള്ള സാദ്ധ്യതയുണ്ട്. അക്കാരണത്താൽ അരുവികളും, നീരൊഴുക്കുകളും ഉള്ളയിടത്തെല്ലാം കുപ്പത്തൊട്ടികൾ കാണാം. നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിലെങ്കിലും ഇത്തരം ഒന്ന് നടത്തി നോക്കാൻ എന്തുകൊണ്ട് അധികൃതർ ശ്രമിക്കുന്നില്ല. അധികൃതർക്കാവുന്നില്ലെങ്കിൽ എന്തുകൊണ്ട് പാർട്ടി പ്രവർത്തകരോ പൊതുപ്രവർത്തകരോ ദുരിതം അനുഭവിക്കുന്ന ജനങ്ങൾ തന്നെയോ ശ്രമിക്കുന്നില്ല. ഒരു പഞ്ചായത്തിൽ നടപ്പിലാക്കാനായാൽ മറ്റുള്ളയിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുന്ന ഇത്തരമൊരു പ്രവർത്തനം ആലോചിക്കേണ്ട വിഷയമല്ലേ ? കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് പോകുന്ന കുട്ടിയുടെ കൈയിലുള്ളത് ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചാക്കുവള്ളികൊണ്ട് കെട്ടിയ പൊതിയാണ്. പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗത്തിലില്ല എന്ന് സാരം. ലച്ച്മി എസ്റ്റേറ്റ് കെട്ടിടവും പിന്നിട്ട് ട്രക്കിങ്ങ് പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് കൂട്ടം തെറ്റി പിന്നിൽ നിൽക്കുന്നവരെ ഒപ്പം ചേർക്കാനായി മുന്നിൽ പോകുന്ന സംഘം അൽ‌പ്പനേരം നിൽക്കും. ആ സമയത്തൊക്കെ തോട്ടം ചരിത്രവും കാട് പരിസ്ഥിതി എന്ന് തുടങ്ങി കസ്തൂരിരംഗൻ വരെയുള്ള ആരോഗ്യപരമായ ചർച്ചകൾക്ക് മരുന്നിടുന്നുണ്ട് സിബി. ഇപ്പറഞ്ഞ വിഷയങ്ങളിലെല്ലാം എന്ത് ചോദിച്ചാലും സുദീർഘം സംസാരിക്കാനുള്ള ജ്ഞാനമുണ്ട് അദ്ദേഹത്തിന്. യാത്ര അവസാനഘട്ടത്തിലേക്കെത്തുകയാണ്. പത്താം മൈലിന്റെ രഹസ്യം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. ഗതാഗത സൌകര്യവും വാർത്താവിനിമയവും ഒന്നും ഇല്ലാതിരുന്ന പഴയ കാലഘട്ടത്തിൽ താഴ്വരയിൽ നിന്ന് ദിവസേന പത്ത് മൈലും അതിലധികം ദൂരവും നടന്ന്, അങ്ങനെ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ നടന്നാണ് തൊഴിലാളികളും തോട്ടമുടമകളും തൊഴിലിടങ്ങളിൽ എത്തിയിരുന്നത്. ഓരോ പത്തു മൈലിലും രാത്രി താങ്ങാനുള്ള സത്രങ്ങൾ അന്നുണ്ടായിരുന്നു. അത്തരം സത്രങ്ങൾ സ്ഥാപിച്ചിരുന്ന പ്രദേശങ്ങളാണ് പിന്നീട് ‘പത്താം മൈൽ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അക്കാലത്ത് തോട്ടം പണിക്ക് ആളെയെടുക്കാനുള്ള ഒരു മാനദണ്ഡം കൂടെയായിരുന്നു പത്താം മൈൽ നടത്തം. സായിപ്പ് കുതിരപ്പുറത്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. അയാളുടേതടക്കം സംഘാങ്ങളുടെയൊക്കെ സാധനസാമഗ്രികൾ 10 മൈൽ ദൂരം ചുമന്ന് കൊണ്ട് നടക്കാൻ കെൽ‌പ്പുള്ളവരെ ജോലിക്കെടുക്കും. അതാണ് ഉദ്യോഗാർത്ഥി നേരിടേണ്ട റിക്രൂട്ട്മെന്റ് പരീക്ഷ. ഇത്തരത്തിൽ ഉണ്ടായ എല്ലാ പത്താം മൈലുകളും ഇന്ന് തെറ്റില്ലാത്ത ടൌൺഷിപ്പുകൾ ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അതിലേക്ക് ഒരു ട്രക്കിങ്ങ് സംഘം ചെന്നുകയറുന്നതിൽ വലിയ കാര്യമില്ലല്ലോ ? 2014 ജനുവരി 5ന് ഇന്ത്യയിലെ തേയില കൃഷിക്ക് പ്രായം 175 പൂർത്തിയായി. മധുര രാജാവിന്റെ പ്രജകൾക്കൊപ്പം കടലുകൾ താണ്ടി എത്തിയ സ്കോട്ട്‌ലാന്റുകാർ മലകൾ ചുരന്ന് കയറി കണ്ണൻ ദേവൻ കുന്നുകളിൽ എത്തി തമ്പടിച്ച് ചോര നീരാക്കി ഉണ്ടാക്കിയ മൂന്നാർ തേയില കൃഷിയാകട്ടെ 134 വയസ്സ് തികച്ചിരിക്കുന്നു. ‘ഒരു ചായ കുടിക്കുന്നത് പോലെ‘ എന്ന പ്രയോഗം എത്ര ലളിതം. പക്ഷെ അതിന് പിന്നിലുള്ള ത്യാഗങ്ങൾ, അതിന് വേണ്ടി വന്ന അദ്ധ്വാനം, അതിന്റെ ചരിത്രം, അതൊന്നും അത്ര നിസ്സാരമല്ല. വിളവെടുപ്പ് കഴിഞ്ഞ തേയിലത്തോട്ടങ്ങളിൽ ചിലതിൽ മരുന്നടിക്കുന്നുണ്ട്. ചില മരുന്നുകൾ തണ്ടിനെ കേടാക്കുന്ന വൈറസിനെ തടുക്കാനുള്ളതാണെങ്കിൽ ചിലത് ഇലയ്ക്ക് വേണ്ടിയുള്ളതാണ്. ചായകുടിക്കുമ്പോൾ ഇതെല്ലാം എത്തരത്തിൽ ബാധിക്കുന്നെന്ന് വേറൊരു പഠനത്തിന് തന്നെ വകുപ്പുണ്ട്. ഇടയ്ക്ക് ചില ഇടവഴികളിലോ മരത്തണലിലോ തേയില പ്ലാറ്റ്‌ഫോമിലോ അൽ‌പ്പം വിശ്രമം. അതിനിടയ്ക്ക് ചിലപ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോ. ഇടതടവില്ലാതെ സിബിയുടെ വിശദീകരണങ്ങളും ബോധവൽക്കരണങ്ങളും. അവസാനപാദത്തിൽ തേയിലത്തോട്ടം വിട്ട് വി.എസ്.അച്ചുതാനന്ദൻ ഇടിച്ചിട്ട ചില കെട്ടിടങ്ങൾക്കിടയിലൂടെ കാട് മുറിച്ച് കടന്ന് വീണ്ടും റോഡിലേക്കിറങ്ങി മുന്നോട്ട് നീങ്ങി. തകർക്കപ്പെട്ട കെട്ടിടങ്ങൾ ഏതോ പുരാതനമായ കെട്ടിടങ്ങളുടെ അവസ്ഥയിലായിട്ടുണ്ട് ഇപ്പോൾ. ട്രക്കിങ്ങ് അവസാനിക്കുന്നയിടത്ത് അരുവിയിലെ ഒരു കുളി പാക്കേജിൽ ഓഫറുണ്ട്. അവിടന്ന് തന്നെ ഉച്ചഭക്ഷണവും കഴിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട് സിബി. യാത്ര അവസാനിക്കാറായെങ്കിലും അധികമാരും ക്ഷീണിതരാണെന്ന് തോന്നിയില്ല. അവസാനത്തെ നാല് കിലോമീറ്ററോളം ഇറക്കമാണ്. ഇറങ്ങുമ്പോൾ ഷൂ ഇട്ടിരിക്കുന്നവർക്ക് വിരലെല്ലാം തിങ്ങി ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു മധുരനൊമ്പരം മാത്രമാണ് എനിക്കുള്ളത്. ശ്രീമതി ജീനയ്ക്ക് അവസാനപാദത്തിൽ അൽ‌പ്പം വേഗത കുറഞ്ഞിട്ടുണ്ട്. ഇത്രയും ദൂരം നടക്കാൻ തയ്യാറായത് എല്ലാവർക്കും ഒരു വെല്ലുവിളി തന്നെയാണ്. അത് വിജയത്തിലേക്കെത്താൽ പോകുന്നതുകൊണ്ട് നടന്ന് തന്നെ ട്രക്കിങ്ങ് പൂർത്തിയാക്കുമെന്ന വാശി നടപ്പിലാക്കുക തന്നെ ചെയ്തു ജീന. ഇതിനിടയ്ക്ക് ഭക്ഷണവുമായി ഞങ്ങളെ കടന്നുപോയ ജീപ്പിന്റെ സൌകര്യം അവസാനത്തെ ഒരു കിലോമീറ്റർ ദൂരത്തേക്ക് പ്രയോജനപ്പെടുത്താൻ അൻസാറും ജീനയും തയ്യാറായില്ല. താഴ്വരയിൽ പിങ്ക് നിറത്തിൽ കാട്ടുപൂക്കൾ പൂത്ത് പരന്ന് നിൽക്കുന്നു. അരുവി ഒഴുകി വന്ന് ഒരു ചെറിയ വെള്ളച്ചാട്ടമായിട്ട് പതിക്കുന്ന ഈ ഭാഗത്ത് മറ്റ് സഞ്ചാരികൾ വാഹനം നിർത്തി വെള്ളത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ കുറേപ്പേർ അങ്ങോട്ടിറങ്ങി. ചിലർ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിൽ ഇറങ്ങുകയും ചെയ്തു. പക്ഷെ സിബി ഞങ്ങളെ കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്ന കുളിക്കടവ് അതല്ല. അൽ‌പ്പം മാറി കാടിനുള്ളിൽ ഒരു സ്വകാര്യ കടവുതന്നെ സിബിക്കുണ്ട്. എല്ലാവരും അങ്ങോട്ട് നീങ്ങി. അടിത്തട്ട് കാണിച്ചുകൊണ്ട് തെളിനീർ ഒഴുകി വരുന്നത് കണ്ടാൽത്തന്നെ എന്തെങ്കിലും ക്ഷീണമുള്ളതെല്ലാം മാറും. ഒട്ടും സമയം പാഴാക്കാതെ വസ്ത്രം മാറി എല്ലാവരും വെള്ളത്തിലേക്കിറങ്ങാൻ തയ്യാറെടുത്തു. കുളിക്കാനുള്ള സൌകര്യമുള്ളതുകൊണ്ട് ഒരു ജോഡി വസ്ത്രം കൂടെക്കരുതണമെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നതുകൊണ്ട് വസ്ത്രമില്ലല്ലോ തോർത്ത് ഇല്ലെന്നോ ഉള്ള പ്രശ്നങ്ങളൊന്നും ആർക്കുമില്ല. പക്ഷെ വിചാരിച്ച പോലെ അത്ര എളുപ്പമല്ല വെള്ളത്തിലേക്കിറങ്ങാൻ. കാലെടുത്ത് കുത്തുമ്പോൾത്തന്നെ കോച്ചിവലിക്കുന്ന തണുപ്പാണ് ജലത്തിന്. ശരീരം മുഴുവൻ വെള്ളത്തിൽ മുക്കിയാൽ മരവിച്ച് പോകുമെന്ന അവസ്ഥ. ഘട്ടം ഘട്ടമായി വെള്ളത്തിലേക്ക് ഇറങ്ങുക മാത്രമാണ് പോം വഴി. വെള്ളമെടുത്ത് അൽ‌പ്പാൽ‌പ്പമായി ശരീരത്തിൽ തൂകി അരുവിയുടേയും ശരീരത്തിന്റേയും താപമാനം ഏതാണ് ഒരേ നിലയിൽ കൊണ്ടുവന്നാൽ അൽ‌പ്പമെങ്കിലും ആശ്വാസം കിട്ടും. എന്നിട്ടും വെള്ളത്തിലിറങ്ങിയപ്പോൾ ഓരോ കോശവും വെട്ടിപ്പിളരുന്ന പോലുള്ള തണുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്കുള്ള തണുപ്പ് ഇങ്ങനെയാണെങ്കിൽ രാവിലെയോ മറ്റോ ഇവിടെ കുളിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. “വെള്ളത്തിലേക്കിറങ്ങാനും തോന്നുന്നില്ല ഇറങ്ങിയാൽ കയറാനും തോന്നുന്നില്ല“ എന്നായിരുന്നു റാസിയുടെ കമന്റ്. അക്ഷരം പ്രതി ശരിയായിരുന്നു ആ അഭിപ്രായം. അരമണിക്കൂറിലധികം കഴുത്തോളം വെള്ളത്തിലങ്ങനെ കിടന്നു. അവസാനം വന്നവരെ വെള്ളം തെറിപ്പിച്ച് തണുപ്പറിയിപ്പിച്ച് ആസ്വദിച്ചു ആദ്യമിറങ്ങിയവർ. തണുത്ത വെള്ളത്തിലെ കുളി നൽകിയത് പുത്തനൊരു ഉണർവ് തന്നെയാണ്. ഇനിയുമൊരു പത്ത് മൈൽ നടക്കാൻ ബാല്യമുള്ളത് പോലെ. പക്ഷെ അതിനുള്ള സമയമില്ല. 15 കിലോമീറ്റർ ദൂരം വരുന്ന മടക്കയാത്ര ജീപ്പുകളിലാണ്. ഉച്ചയൂണുമായി വന്ന ജീപ്പുകളിൽ പ്രധാന റോഡിലേക്ക് മടങ്ങാം. പതിനാറ് കിലോമീറ്റർ ദൈർഘ്യമുള്ള ട്രക്കിങ്ങും അരമണിക്കൂർ നീണ്ട കുളിയുമൊക്കെ കഴിഞ്ഞതുകൊണ്ടാകാം വാഴയിലയിൽ പൊതിഞ്ഞ വെജിറ്റേറിയൻ പൊതിച്ചോറിന് ഇരട്ടി സ്വാദായിരുന്നു. ട്രക്കിങ്ങ് സംഘം – ഫോട്ടോ: മനു ജസ്റ്റിൻ അടുത്ത ട്രക്കിങ്ങിനെക്കുറിച്ചുള്ള ചർച്ചകൾ ആദ്യാവസാനം നടക്കുന്നുണ്ടായിരുന്നു. കൊളുക്കുമലയിൽ നിന്ന് താഴെ ബോഡിനായ്ക്കനൂർ വരെ ഒരു ട്രക്കിങ്ങ് ആണ് എനിക്കാഗ്രഹം. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്ക് ഒരു ട്രക്കിങ്ങിനെപ്പറ്റിയും ആലോചിക്കാവുന്നതാണ്. സിബിയുടെ ലിസ്റ്റിൽ അതിനേക്കാളൊക്കെ ഗംഭീരമായ അര ഡസൺ ട്രക്കിങ്ങ് റൂട്ടുകൾ വേറെയുണ്ട്. വരും നാളുകളിൽ അതൊക്കെയും നടപ്പിലാക്കപ്പെടും. ഒരുവിധം തിരക്കുകളൊക്കെ കണ്ടില്ലെന്ന് നടിച്ച് അതിലെല്ലാം പങ്കെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. “അടുത്ത കൊല്ലം ഈ ട്രക്കിങ്ങിന്റെ ചിത്രങ്ങൾ എടുത്ത് നോക്കുമ്പോൾ,… ഹോ ഇങ്ങനെയൊക്കെ അന്ന് ചെയ്തിരുന്നല്ലേ എന്ന് തോന്നും. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രങ്ങൾ വീണ്ടും എടുത്ത് നോക്കുമ്പോൾ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ. ” അതെ അപ്പറഞ്ഞതാണ് സത്യം. ഇതിനിടയിൽ കിട്ടിയ കുറേ അറിവുകളും സൌഹൃദങ്ങളുമെല്ലാം ഏത് കണക്കിൽ വേണമെങ്കിലും വകയിരുത്താം. ആദായ നികുതിയോ ആർഭാട നികുതിയോ കൊടുക്കേണ്ട ആവശ്യമില്ലാത്ത മുതൽക്കൂട്ടാണ് അതൊക്കെയും. അൻസാർ, രമേഷ് ബാബു, മനു ജസ്റ്റിൻ. ← ഇടുക്കി ഗോൾഡ് സുധീരൻ വന്നതുകൊണ്ട് എന്താണ് മെച്ചം → വലിയൊരു ഇടവേളയ്ക്ക് ശേഷം ചില യാത്രകളിൽ ഒരു യാത്രാവിവരണം. “ പത്താം മൈൽ രഹസ്യം തേടി”. ട്രക്കിങ്ങിന്റെ കൂടുതൽ ചിത്രങ്ങൾക്കായി അൻസാറിന്റെ ഡ്രോപ്പ് ബോക്സ് സന്ദർശിക്കാം. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇതേ ചിത്രങ്ങൾ വീണ്ടും എടുത്ത് നോക്കുമ്പോൾ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ. ” അതെ അപ്പറഞ്ഞതാണ് സത്യം. “അടുത്ത കൊല്ലം ഈ ട്രക്കിങ്ങിന്റെ ചിത്രങ്ങള്‍ എടുത്ത് നോക്കുമ്പോള്‍,… ഹോ ഇങ്ങനെയൊക്കെ അന്ന് ചെയ്തിരുന്നല്ലേ എന്ന് തോന്നും. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍. ” Exactly… No doubt.. ഗള്‍ഫ് നിര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ നാട് പിടിക്കണം എന്നതാണ് എന്റെ പ്ലാന്‍. അത് കഴിഞ്ഞുള്ള ട്രക്കിങ്ങുകളില്‍ ഞാനും കൂടാം. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍. കുറേയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ വീണ്ടും എടുത്ത് നോക്കുമ്പോള്‍ തോന്നും ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങള്‍ സുനില്‍ ബഹ്‌റൈന്‍) നിരക്ഷരന്‍ ജി നമ്മുടെ സായിപ്പുണ്ടാക്കിയ റോഡ്കളുടെ നിര്‍മാണത്തിനും പ്രത്യേകതകള്‍ ഏറയുണ്ട്..റോഡുകള്‍ വൃത്യയാക്കുന്ന വിധവും .ഒപ്പം തന്നെ ലയങ്ങലെകുരിച്ചും ഒരു വിവരണം ആകാമായിരുന്നു അടച്ചിട്ടിരിക്കുന്ന എസ്റ്റെ റ്റു കളും ലയത്ത്തിലെ ജീവിതവും കൂടി ഉണ്ടായിരുന്നു വെങ്കില്‍ പൂര്നമാകുമായിരുന്നു തൊഴിലാളികളുടെയും ഒപ്പം മനഗേര്മാരുടെയും ജീവിത വാതിയാനങ്ങളും …വനിതാജീവനക്കാര്‍ ഉള്ള ഈ എസ്റ്റെട്ടുകളില്‍ ഹോസ്പിടല്‍ ഫസിലിറ്റിപോലും ഇല്ലാതെ ഗര്‍ഭിണികള്‍ പോലും ബുദ്ധിമുട്ടാറുണ്ട്….കൂടാതെ വന്യജീവികളുടെ അനധികൃത വേട്ടയാടല്‍ ലയങ്ങളിലെ നാട്ടുകാരുടെ കൈയ്യേരല്‍ അങ്ങിനെ അങ്ങിനെ മറ്റൊരു വശം കൂടി ഉണ്ട് പത്താം മയിലിനു പറയാന്‍ ട്രെക്കിംഗ് വിശേഷങ്ങൾ വായിച്ചു. ചിത്രങ്ങൾ ഇഷ്ടമായി. ഇത്തരത്തിലുള്ള യാത്രകൾ പോകാൻ സമയവും സാഹചര്യവും ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ! യാത്ര ആസ്വദിച്ചു. ട്രെക്കിംഗ് വിശേഷങ്ങൾ വായിച്ചു. ചിത്രങ്ങൾ ഇഷ്ടമായി. ഇത്തരത്തിലുള്ള യാത്രകൾ പോകാൻ സമയവും സാഹചര്യവും ലഭിക്കുന്നത് മുജ്ജന്മ സുകൃതമാണെന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ! യാത്ര ആസ്വദിച്ചു. വായനയിലൂടെ ഞാനും ഈ ട്രെക്കിംഗിന്റെ ഭാഗമായി കൊച്ച്ഇന്‍ ട്രെക്കിങ്ങ് ക്ലബ്ബിനെ പരിചയപ്പെടുത്തിയതിന് ആദ്യം നന്ദി. അവസാനത്തെ ഐറ്റം ആണ് ഏറ്റവും ഇഷ്ടമായത്. “ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ.“ മികച്ച യാത്ര. നല്ല വിവരണം. “ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ.“ മികച്ച യാത്ര. നല്ല വിവരണം. നിങ്ങളെപോലുള്ളവര്‍ ചെയ്യുന്ന ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്. എന്നെങ്കിലും കഴിയുമായിരിക്കും! എന്നത്തേയും പോലെ നന്നായിട്ട് എഴുതി. വായന നല്ലൊരു അനുഭവമാക്കി. വീണ്ടും എഴുതുക. അസൂയ തോന്നുണ്ട് മനോജിനോട് അടുത്ത നാട്ടിൽ വരവിലെങ്കിലും ഒരു ദിവസം ഞാനും കൂടട്ടെ? കുറെ നാളുകള്ക്ക് ശേഷം വായിച്ച യാത്ര വിവരണം,നല്ല ഒരു കുളിര്മ നല്കുന്നുണ്ട് മനസ്സിന്. അസൂയ തോന്നുണ്ട് മനോജിനോട് അടുത്ത നാട്ടിൽ വരവിലെങ്കിലും ഒരു ദിവസം ഞാനും കൂടട്ടെ? കുറെ നാളുകള്ക്ക് ശേഷം വായിച്ച യാത്ര വിവരണം,നല്ല ഒരു കുളിര്മ നല്കുന്നുണ്ട് മനസ്സിന്. അതെ ഇതൊക്കെത്തന്നെയാണ് ജീവിതത്തിലെ എടുത്ത് പറയാവുന്ന കുറേ നല്ല നിമിഷങ്ങൾ… ഒരുപാട് നാളുകള്ക്ക് ശേഷം ബ്ലോഗ്‌ ഒന്നരിച്ചു പറക്കി … വെറുതെ ആയില്ല മനോജേട്ടാ കൊതിപ്പിക്കുന്ന വിവരണങ്ങൾ, നാട്ടിലെത്താൻ കൊതിക്കുന്നു അല്പം മുൻവിധിയോടെ ആണ് ഈ പോസ്റ്റ് വായിക്കാൻ തുടങ്ങിയത്. പത്താം മൈൽ എന്ന് കണ്ടപ്പോൾ ഞാൻ കരുതിയത് അടിമാലി – മൂന്നാർ (ആനച്ചാൽ, തോക്കുപാറ) വഴി പോകുമ്പോൾ ഒരു പത്താം മൈൽ ഉണ്ട്. ആ സ്ഥലത്തെപ്പറ്റിയാകും എന്നായിരുന്നു എന്റെ അബദ്ധധാരണ. അവിടെ ചില സ്ഥലനാമങ്ങൾ കൗതുകകരമായവയാണ് (ഉദാഹരണം: ചെകുത്താൻമുക്ക്) പിന്നെ ഏഷ്യയീലെ തന്നെ വലുതെന്ന് അവകാശപ്പെടുന്ന പിയാത്തയും അവിടെ പള്ളി അങ്കണത്തിൽ ഉണ്ട്. അതെല്ലാം അറിയാം എന്നും കരുതി. എന്നാലും പോസ്റ്റ് നിരാശപ്പെടുത്തിയില്ല, പുതിയ പല അറിവുകളും തന്നു. കുറെ നാളുകൾക്ക് ശേഷം ചില യാത്രകൾ ഒരു പോസ്റ്റ് കണ്ടതിലും സന്തോഷം. യാത്രകൾ തുടരട്ടെ, അനുഭവങ്ങൾ തുടർന്നും ഞങ്ങളുമായി പങ്കുവെയ്ക്കാൻ സമയം കണ്ടെത്തണം എന്ന അഭ്യർത്ഥനമാത്രം. അവസാനം ഒരു പോസ്റ്റ്‌ ഇട്ടു അല്ലെ? മനോഹരം ആയൊരിക്കുന്നു… കുറച്ചു അസൂയയും ഉണ്ട് ട്ടോ മനോജിനോട്. വളരെ നാളുകൾക്കു ശേഷം ഒരു കുറിപ്പ് കണ്ടതിൽ സന്തോഷം. സാധാരണമായ മൂന്നാർ യാത്രകൾ മാത്രം സാധ്യമായിട്ടുള്ളവരെ ഇത്തരം വ്യത്യസ്തമായ സഞ്ചാരങ്ങൾ മോഹിപ്പിക്കുന്നു. എങ്കിലും, രണ്ടടി നടക്കുമ്പോൾ കിതയ്ക്കുന്ന ശരീരം ഇമ്മാതിരി യാത്രകളെക്കുറിച്ച് ഓർക്കുമ്പോൾ ഒരു പരാധീനതായി കുറുകനേ നില്ക്കുന്നു… സന്തോഷം…..ജീവിതത്തിലെ കുറേ നല്ല നിമിഷങ്ങൾ… അനുഭവങ്ങൾ…… തുടർന്നും ഞങ്ങളുമായി പങ്കുവെക്കുക…… സന്തോഷം ….അനുഭവങ്ങൾ ….യാത്രകൾ…. ഞങ്ങളുമായി വീണ്ടും …പങ്കുവെക്കുക . എന്നത്തേയും പോലെ നല്ല വിവരണം. മരുഭൂമിയിൽ കിടക്കുന്നവന് ഇത് വായിച്ചു നേടുവീർപ്പിടാനെ കഴിയൂ. എന്തായാലും അടുത്ത ട്രിപ്പ്‌ നു ഞാനും ഉണ്ടാകും. ഞാൻ നാളെ നാട്ടിൽ എത്തുന്നു നിരെൻ ഭായ്. താങ്ങളെ നേരിൽ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. ട്രക്കിങ്ങ് എന്നാൽ പർവ്വതാരോഹണം ആണെന്ന് കരുതുന്നതാണ് കുഴപ്പമാകുന്നത്. നിർവ്വചനത്തിൽ പറയുന്ന സാഹസികത ഈ കേസിൽ അൽ‌പ്പം കുറവാണെന്നതൊഴിച്ചാൽ ഇതും ഒരു ട്രക്കിങ്ങ് തന്നെ എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവിടെ കോമൺ ട്രാൻസ്‌പോർട്ട് ഇല്ല. ഇവിടെ ദീർഘദൂരം നടക്കുന്നുണ്ട്. ആന വട്ടം ചാടുന്ന വഴി എന്ന് ബോർഡ് വെച്ചിരിക്കുന്ന വഴികളാണ് ചിലയിടത്ത്. അതിലൂടെ നടന്ന് പോകുന്നതിൽ സാഹസികത തീരെയില്ലാതില്ല. പിന്നെ “നിലവാരം തീരെ കുറഞ്ഞുപോയി” എന്ന് പറഞ്ഞത്നോട് മാത്രം ഞാൻ യോജിക്കുന്നു. എന്റെ എഴുത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടത് വായനക്കാർ തന്നെയാണ്. അവരതിന് നിലവാരം ഇല്ല എന്ന് പറഞ്ഞാൽ എനിക്ക് എതിരഭിപ്രായമില്ല. വായനയ്ക്കും അഭിപ്രായത്തിനും നന്ദി താങ്കള്‍ നടത്തിയ ട്രെക്കിങുകളെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, ഞാനും ഒരു ട്രെക്കിങ് പ്രേമിയാണ്… വീട്ടില്‍ ഇടിച്ചുണ്ടാക്കുന്ന പൂട്ട് പൊടി(പൂട്ട് പോലെ പൂട്ട് ഉണ്ടാക്കുന്ന പരസ്യപ്പൊടിയല്ല)യില്‍ ഉണ്ടാക്കിയ പൂട്ട്. ചിരവയില്‍ ചിരകിയെടുത്ത നാടന്‍ തേങ്ങ ഇടക്കിടെയിട്ട പോലെയുള്ള ഫോട്ടോകള്‍. നീരു, നാളുകള്‍ക്ക് ശേഷം കിട്ടിയ ഈ വിഭവം ഹൃദ്യമായി. ആശംസകള്‍ എല്ലാ മലംകേറികള്‍ക്കും! മാത്രം കിട്ടുന്ന അനുഭവങ്ങളാണിതൊക്കെ കേട്ടൊ ഭായ്. @ ബിലാത്തിപ്പട്ടണം – എന്തോന്ന് എന്തോന്ന്… നിന്ന് തിരിയാൻ സമയം ഉണ്ടായിട്ടല്ല. പക്ഷെ ചില കാര്യങ്ങൾ ഒഴിവാക്കിയിട്ടായാലും ഇതിനൊക്കെ സമയം എവിടന്നോ കണ്ടെത്തുന്നതാണ്. സന്ദർഭം പല വട്ടം വന്നിട്ടും സമയം ഇല്ലാത്തതുകൊണ്ട് സാധിക്കുന്നില്ല എന്നതാണ് പരമമായ സത്യം. ഞാനും മനോജേട്ടന്റെ കൂടെ യാത്ര ചെയ്തത് പോലെയുള്ള അനുഭവമാണ്‌ തോന്നിയത് വായനക്കാരനെ ഒപ്പം കൊണ്ടുപോവുക എന്നുള്ളതാണ് എഴത്തുകരന്റെ ഏറ്റവും വലിയ വിജയം ഇനിയും കുടുതൽ യാത്രാവിവരണങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിനന്ദനങ്ങളും നിങ്ങള്‍ യാത്ര പ്ലാന്‍ ചെയ്തപ്പോ തന്നെ ഞാനീ ബ്ലോഗ്‌ കാത്തിരിക്കുകയായിരുന്നു കൂടെ വരാന്‍ പറ്റാത്ത വിഷമം ഒന്നൂടെ അധികരിച്ചു …..നന്നായി ട്ടോ .അടുത്ത യാത്ര കൂടി മുന്നേ അറിയിക്കുമല്ലോ ……ഇനി ഒരു വട്ടം കൂടി വിഷമിക്കാനുള്ള മനക്കട്ടി ഇല്ല എന്തായാലും വരും “വെള്ളത്തിലേക്കിറങ്ങാനും തോന്നുന്നില്ല ഇറങ്ങിയാൽ കയറാനും തോന്നുന്നില്ല“ എന്നായിരുന്നു റാസിയുടെ കമന്റ്. നല്ലൊരു വായന ഉന്മേഷം ലഭിക്കുന്ന ഒരു യാത്ര പോലെ മനോജേട്ടാ കുറേകാലത്തിനു ശേഷം മനസ്സറിഞ്ഞ് വായിച്ചു… ഒരു ട്രെക്കിങ്ങ് ചെയ്ത സുഖം ചില യാത്രാനുഭവങ്ങളുടെ വായന തന്നെ ഒരു അനുഭവമാണ്. അത്തരം അനുഭവങ്ങൾ നമ്മുടെ മനസ്സിൽതോന്നിക്കുന്നത്, “ഒരിക്കൽ ഞാനും” എന്ന ഒരു നിശ്ചയവും. സിബിച്ചേട്ടൻ പറഞ്ഞത് തന്നെ വാസ്തവം, ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടക്ക് അൽപ്പനേരം നീക്കിവെക്കാൻ പറ്റിയാൽ അതാവും നമ്മുടെ ഏറ്റവുമധികം ഓർമ്മിക്കപ്പെടുന്ന നിമിഷങ്ങൾ. വളരെ അധികം പോസിറ്റീവ് എനർജി കിട്ടി വായനയിലൂടെ. കൊടെയ്കനാൽ മുതൽ മുന്നാർ വരെ ഒരു ട്രെക്കിംഗ് ഉണ്ടെന്നു തവണ കൊടെയ്കനാൽ വച്ച കണ്ട ഒരാൾ പറഞ്ഞു അതിനെ പറ്റി വല്ലതും എന്തായാലും എറണകുളത്തു നിന്നും തുടങ്ങിയ ട്രക്കിങ്ങ് പത്താം മൈലിലെ രഹസ്യം വരെ എത്തിയല്ലൊ? സത്യത്തില്‍ പത്താം മൈലില്‍ ഞാന്‍ പോയിട്ടുണ്ടെങ്കിലും ഈ രഹസ്യങ്ങള്‍ ഒന്നും അറിയാതെയാണു തിരിച്ചെത്തിയത്‌..ഞാന്‍ ഒരു വാട്ടര്‍ പ്രൊജെക്ടിന്റെ ഫീസിബിലിറ്റി പഠനത്തിന്റെ ഭാഗമായാണ് പോയതു..2001 ല്‍, പക്ഷെ അവിടെത്തെ തണുപ്പിപ്പോഴും മനസ്സിലുണ്ട്… അതിപ്രാചീനമായ തമിഴ് ലിപിയിലുള്ള ഒരു ശിലാലിഖിതമാണിത്. ‘പലപുലികളെക്കൊന്നൊടുക്കിയ വേട്കോവനായ നാഗവംശജന്‍ നന്നു ശക്തി‍‘ എന്നാണത് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലൊരു വ്യക്തി ആ മലയിലോ ഗുഹയിലോ വസിച്ചിരുന്നെന്ന്‍ വേണം മനസ്സിലാക്കാന്‍. മലയെന്ന് പറയുന്നത് വയനാട്ടിലെ പ്രശസ്തമായ അമ്പുകുത്തിമല തന്നെ. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്ററോളം ഉയരത്തില്‍, അമ്പുകുത്തിമലയിലുള്ള ഇടയ്ക്കല്‍ ഗുഹയിലാണ് ഈ ശിലാലിഖിതമുള്ളത്. അര്‍ത്ഥം മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചിട്ടുള്ളതും അല്ലാത്തത്തുമായ ഇത്തരം അനവധി ശിലാലിഖിതങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇടയ്ക്കല്‍ ഗുഹയുടെ ചുമരുകള്‍ . വയനാട്ടില്‍ കറങ്ങിനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും, അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട, അല്ല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒരു കേന്ദ്രമാണെന്ന് പറയാവുന്ന ഇടയ്ക്കല്‍ ഗുഹയിലേക്ക് പോകാന്‍ പലകാരണങ്ങള്‍കൊണ്ടും ഒരുപാട് വൈകി. സഹപ്രവര്‍ത്തകന്‍ തന്‍സീറുമൊത്ത് ഇടയ്ക്കലിലേക്കുള്ള യാത്ര പരിപാടിയിടുന്നതിനൊപ്പം ഇടയ്ക്കലിന്റെ അടുത്ത പരിസരത്തൊക്കെയായി മറ്റേതെങ്കിലുമൊക്കെ നല്ല സ്ഥലങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയതുണ്ടോ എന്ന് അന്വേഷിച്ചുവെച്ചതിന് ശേഷമാണ് മാനന്തവാടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ വഴി ഇടയ്ക്കലില്‍ എത്തിയത്. യാത്രാമദ്ധ്യേ ‘ഫാന്റ്റം റോക്ക് ‘ ലേക്കുള്ള സംസ്ഥാന ടൂറിസം ബോര്‍ഡിന്റെ ചൂണ്ടുപലക കണ്ടു. ചോടപ്പുല്ലുകള്‍ വകഞ്ഞുമാറ്റി വാക്കറമ്മാവന്റെ പേരിലുള്ള ആ പാറക്കെട്ടിനടുത്ത് പോയി കുറച്ചുനേരം ചിലവഴിക്കാതിരിക്കാനായില്ല. മലകളില്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഫാന്റം റോക്കിന്റെ അടുത്തുള്ള ഒരു മല ടിപ്പര്‍ ലോറിയിലാക്കി നാടുകടത്തിക്കൊണ്ടിരിക്കുന്നുണ്ട്. നാളെ ചിലപ്പോള്‍ ഫാന്റം റോക്കിന്റേയും ഗതി അതുതന്നെയായിരിക്കും. ഫാന്റം റോക്കില്‍ നിന്ന് അധികം ദൂരമില്ല അമ്പുകുത്തിമലയിലേക്ക്. മലയുടെ അടിവാരത്ത് ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കടകള്‍ക്കും സ്ഥാപനങ്ങളുടെയുമൊക്കെ അടുത്തുതന്നെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമുണ്ട്. അവിടന്നങ്ങോട്ട് ഒരു കിലോമീറ്ററിലധികം ചെറിയ കയറ്റമുള്ള റോഡിലൂടെ നടക്കണം കുത്തനെയുള്ള കയറ്റം തുടങ്ങുന്നിടത്തേക്ക്. ചെറിയ സ്ലോപ്പിലൂടെ കയറ്റമാണെങ്കിലും അത്രയും ദൂരം നടക്കുമ്പോഴേക്കും ക്ഷീണിക്കുമെന്നുള്ളവര്‍ക്കായി താഴെ നിന്ന് ജീപ്പില്‍ പോകാനുള്ള സൌകര്യമുണ്ട്. പ്രൈവറ്റ് വാഹനങ്ങള്‍ ആ വഴിക്ക് കടത്തിവിടുന്നില്ല. ഞങ്ങള്‍ നടന്നുതന്നെ കയറാന്‍ തീരുമാനിച്ചു. ഇടയ്ക്ക് ഓരോ ജീപ്പുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്ന വഴിയുടെ ഇരുവശങ്ങളിലുമായി ഇടയ്ക്കലിലെ ഏക റിസോര്‍ട്ട് എന്ന് വിശേഷിപ്പിക്കാവുന്ന ‘ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് ’ ന്റെ കോട്ടേജുകള്‍ ചിലത് കാണാം. ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ നേരത്തേ തന്നെ വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. അത് കിട്ടുമെന്ന് ഒന്നുകൂടെ ഉറപ്പാക്കിയതിനുശേഷം മലയുടെ താഴെച്ചെന്നപ്പോള്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ മറ്റു സഞ്ചാരികള്‍ എന്നുതുടങ്ങി ഒരു പടയ്ക്കുള്ള ജനമുണ്ടവിടെ. ഇത്രയും തിരക്കിനിടയില്‍ എവിടെയെങ്കിലും പോകുന്നത് യാത്രയുടെ രസം നശിപ്പിക്കുമെന്ന് മാത്രമല്ല, തിരക്കിനിടയില്‍ എല്ലാം ശരിക്കൊന്ന് കാണാനോ, പടങ്ങളെടുക്കാനോ ബുദ്ധിമുട്ടുണ്ടാക്കും. ഇത്രയും ദൂരം വന്നതുകൊണ്ട് ഇടയ്ക്കലിലേക്ക് കടക്കുന്നത് പിന്നൊരു ദിവസത്തേക്കാക്കാനും പറ്റില്ലെന്നുള്ളതുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി നിന്ന് ടിക്കറ്റെടുത്ത് മലകയറ്റം തുടങ്ങി. ഒരുസമയം ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന പാറയിടുക്കിലൂടെ ആള്‍ക്കാര്‍ ക്യൂ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കടന്നുകൊണ്ടിരുന്നു. പാറകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയും, കുറേ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് വലിഞ്ഞുകയറിയും പതുക്കെപ്പതുക്കെ കയറ്റം പുരോഗമിച്ചുവന്നു. കല്ലിലൂടെ പൊത്തിപ്പിടിച്ച് കയറാന്‍ പറ്റാത്തിടങ്ങളില്‍ കയറ്റത്തിന്റെ ആയാസം കുറയ്ക്കാന്‍ ചെറിയൊരു സഹായമെന്നപോലെ ഇരുമ്പുകൊണ്ടുള്ള ഏണികളും പാലങ്ങളുമൊക്കെയുണ്ട്. തലേ ദിവസം ചെമ്പ്ര പീക്കില്‍ കയറിയ അനുഭവം വെച്ച് നോക്കിയാല്‍ ഇടയ്ക്കല്‍ ഗുഹയിലെത്തിപ്പറ്റാനുള്ള കയറ്റം അത്ര കഠിനമായിത്തോന്നിയില്ല. ജനക്കൂട്ടത്തിനിടയിലൂടെ വളരെപ്പതുക്കെ നിര്‍ത്തിനിര്‍ത്തിയുള്ള കയറ്റമായതുകൊണ്ട് അങ്ങനെ തോന്നിയതാകാനും സാദ്ധ്യതയുണ്ട്. കയറ്റം ചെന്നവസാനിക്കുന്നത് ഗുഹയിലേക്ക കടക്കാനുള്ള ഇരുമ്പുഗേറ്റിന്റെ മുന്നിലാണ്. ഞങ്ങള്‍ മെല്ലെ അകത്തേക്ക് കടന്നു. കയറിച്ചെല്ലുന്നത് ഇടയ്ക്കല്‍ ഗുഹയുടെ താഴെത്തട്ടിലേക്കാണ്. ഈ ഭാഗം പൂര്‍ണ്ണമായും ഒരു ഗുഹയെന്ന രീതിയില്‍ തോന്നുമെങ്കിലും അവിടന്ന് അകത്തേക്കുള്ള ഭാഗത്തിന്, അല്ലെങ്കില്‍ ഗുഹയുടെ ഉയരം കൂടുതലുള്ള മുകള്‍ത്തട്ടിന് ഒരു ഗുഹയുടെ സ്വഭാവം കുറവാണ്. മുകളില്‍ നിന്ന് സൂര്യപ്രകാശം സുലഭമായി വീഴുന്നത് മേല്‍മൂടിയൊന്നും കാര്യമായിട്ടില്ല്ലാത്തതുകൊണ്ടാണ്. 1894 ല്‍ അന്നത്തെ മലബാര്‍ ജില്ലാ പൊലീ‍സ് സൂപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റാണ് (Fred Fawcett) യാദൃശ്ചികമായി ഇടയ്ക്കല്‍ ഗുഹ കണ്ടുപിടിച്ചതും, അതിന്റെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി ലോകശ്രദ്ധയില്‍പ്പെടുത്തിയതും. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ ഇടയ്ക്കല്‍ ഗുഹ സംരക്ഷിച്ചുപോരുന്നത്. ഗുഹയുടെ അകത്തും ജനത്തിരക്ക് തന്നെ. ഇടയ്ക്കല്‍ ഗുഹയില്‍ ഇപ്പോള്‍ ശനി, ഞായര്‍, അവധി ദിവസങ്ങള്‍ എന്ന ഭേദമൊന്നുമില്ലാതെ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത്തരത്തില്‍ ജനത്തിരക്കുണ്ടാകുമത്രേ അവധി ദിവസങ്ങളില്‍ തിരക്ക് കൂടുതലായിരിക്കുമെന്ന് മാത്രം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു ഭൂചലനത്തില്‍ ഈ മലയുടെ ഒരു ഭാഗം ഇടിയുകയും ആ സമയത്ത് ഗുഹയുടെ മുകള്‍ത്തട്ടില്‍ രണ്ട് കല്ലുകള്‍ക്ക് ഇടയിലായി മറ്റൊരു കല്ല് വന്ന് കുടുങ്ങിപ്പോയതുമൂലമാണ് ഇതിന് ‘ഇടയ്ക്കല്‍‘ ഗുഹ എന്ന പേര് വീണത്. ഗുഹയുടെ മുകളില്‍ ഇപ്പോഴും ആ ഇടയ്ക്കല്‍ അതുപോലെ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഭൂചലനത്തിന്റെ ഭാഗമായി ഗുഹയുടെ ഒരു വശത്തുള്ള പാറ നെടുകെ പിളര്‍ന്നുണ്ടായ വിടവിലൂടെ നോക്കിയാല്‍ ആയിരം മീറ്ററിലധികം താഴെയായി ആയിരംകൊല്ലി, കുപ്പക്കൊല്ലി ഗ്രാമങ്ങളുടെ വിദൂരദൃശ്യം കാണാം. ആ വിടവിലൂടെ സന്ദര്‍ശകള്‍ താഴേക്ക് വീണ് അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ ചെയ്തിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ചതുപോലെ സഞ്ചാരികളുടെ തിരക്ക് കൂടുതല്‍ കാഴ്ച്ചകള്‍ക്ക് വിലങ്ങുതടിയായി. കുറച്ചധികം നേരം കാത്തുനിന്നിട്ടാണെങ്കിലും തിരക്കുകുറഞ്ഞപ്പോള്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരുമായി നേരിട്ട് സംസാരിച്ച് നേരത്തേ മനസ്സിലാക്കിയിരുന്ന ചില ചരിത്രങ്ങളൊക്കെ ഗുഹയിലെ ആലേഖനങ്ങളുമായി ഒത്തുനോക്കി മനസ്സിലാക്കാന്‍ സാധിച്ചു. ഇടയ്ക്കലിന്റെ ചരിത്രമൊക്കെ പറയാന്‍ തുടങ്ങിയാല്‍ ഒരിടത്തുമെത്തില്ല. കാലാകാലങ്ങളിലായി ചരിത്രാന്വേഷികളും, ഗവേഷകന്മാരും നടത്തിക്കൊണ്ടുപോരുന്ന പഠനങ്ങളില്‍ പലതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശ്രീ.ഓ.കെ.ജോണിയെപ്പോലുള്ള ചരിത്രകാരന്മാരുടെ പുസ്തകങ്ങള്‍ ചിലതിലൂടെ അത്യാവശ്യം കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്നുള്ളത് ഈ യാത്രയില്‍ മുതല്‍ക്കൂട്ടായി. ഗുഹയുടെ ഇടതുവശത്തെ ചുമരിലാണ് ശിലാലിഖിതങ്ങളില്‍ അധികവും. മനുഷ്യന്‍ മൃഗങ്ങളെ വളര്‍ത്താനും, മണ്‍പാത്രങ്ങള്‍, ലോഹങ്ങള്‍ എന്നിവ നിര്‍മ്മിക്കാനും കൃഷി ചെയ്യാനുമൊക്കെ ആരംഭിച്ച ചെറുശിലാസംസ്ക്കാരകാലത്താണ് ഈ കൊത്തുചിത്രങ്ങളില്‍ അധികവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. മനുഷ്യരുടേയ്യും, മൃഗങ്ങളുടേയും, പണിയായുധങ്ങളുടേയും, പൂക്കളുടേയുമൊക്കെ ആലേഖനങ്ങളാണ് അധികവും. ചില വരകള്‍ക്ക് മുകളിലൂടെ പിന്‍‌ക്കാലത്ത് മറ്റ് ചില വരകള്‍ കയറിവന്നതുകൊണ്ട്, വരകളെല്ലാം വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള രീതിയില്‍ ആയിത്തീര്‍ന്നിട്ടുമുണ്ട്. 1890 – 1901 കാലങ്ങളില്‍ സുല്‍ത്താന്‍ബത്തേരിക്കടുത്തുള്ള കുപ്പമുടി എസ്റ്റേറ്റില്‍ നിന്ന് കണ്ടെടുക്കപ്പെട്ട നവീനശിലായുഗത്തിലെ ചില ശിലായുധങ്ങളും, ഇടയ്ക്കല്‍ ഗുഹയില്‍ നിന്ന്‍ കണ്ടെടുത്ത മിനുസപ്പെടുത്തിയ കല്ലുളിയും, കന്മഴുവുമൊക്കെ ഈ ഗുഹാചിത്രങ്ങള്‍ നവീനശിലായുഗത്തിലേതാകാമെന്ന നിഗമനത്തിലേക്കാണെത്തി നില്‍ക്കുന്നത്. എന്തൊക്കെയായാലും ഒന്നിലധികം സംസ്ക്കാരങ്ങള്‍ പലപ്പോഴായി ഈ ഗുഹയ്ക്കുള്ളില്‍ അധിവസിച്ചിട്ടുണ്ടെന്നുള്ളത് തര്‍ക്കമില്ല്ലാത്ത വസ്തുതയാണ്. ഗുഹയിലെ ഏറ്റവും പഴയ ശിലാലിഖിതങ്ങള്‍ക്ക് 8000 വര്‍ഷത്തിലധികം പഴക്കമുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച്, അതിലെ ചില ചിത്രങ്ങളൊക്കെ ക്യാമറയില്‍ പകര്‍ത്തിയശേഷം ആര്‍ക്കിയോളജി ജീവനക്കാരുമായി നടത്തിയ നര്‍മ്മസംഭാഷണം ഇടയ്ക്കൽ ഗുഹയ്ക്ക് വെളിയിലുള്ള വിഷയങ്ങളിലേക്കും നീണ്ടുപോയി. ശാസ്ത്രീയമായി പഠനം നടത്തി തെളിഞ്ഞതും, തുടര്‍പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ഗുഹയെപ്പറ്റി ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്‍ക്കും കുറവൊന്നുമില്ല. ലവകുശന്മാര്‍ എയ്‌ത അമ്പുകുത്തിയുണ്ടായ ഗുഹയാണിതെന്നും, രാമന്‍ ശൂര്‍പ്പണഖയെ ‘മുറിച്ച് ‘ പരുക്കേല്‍പ്പിച്ചത് ഈ ഗുഹയുടെ തെക്കുഭാഗത്തുള്ള ഇടുക്കില്‍ വെച്ചാണെന്നും, ശ്രീകൃഷ്ണന്‍ അയച്ച ഒരു അമ്പേറ്റാണ് മല പിളര്‍ന്നതെന്നുമൊക്കെ ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഐതിഹ്യങ്ങള്‍ക്ക് പുറമേ, ഇടയ്ക്കല്‍ ഭഗവതി ഒരു സര്‍പ്പത്തിന്റെ സഹായത്തോടെ പരിസരവാസികളെ ഉപദ്രവിച്ചിരുന്നെന്നും നെല്ലാക്കോട്ട ഭഗവതി കുട്ടിച്ചാത്തനെ അയച്ച് സര്‍പ്പത്തെ കൊന്ന് ജനങ്ങളെ രക്ഷിച്ചുവെന്നുമൊക്കെയുള്ള നാട്ടുകഥകളും അമ്പുകുത്തിമലയെപ്പറ്റിയും, ഇടയ്ക്കല്‍ ഗുഹയെപ്പറ്റിയും നിലവിലുണ്ട്. സര്‍പ്പനിഗ്രഹം നടത്തിയ കുട്ടിച്ചാത്തനെ പ്രീതിപ്പെടുത്താനായി ചെട്ടിമാര്‍ ഈയടുത്തകാലത്ത് വരെ മലമുകളിലെ ഭഗവതി ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിരുന്നത്രേ!(പുരാതനമായൊരു ജൈനക്ഷേത്രമാണ് ഈ ഭഗവതിക്ഷേത്രമെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.) ഒന്നൊന്നര മണിക്കൂറിനകം ഗുഹയിലേക്കുള്ള പ്രവേശനം അവസാനിക്കുമെങ്കിലും കാഴ്ച്ചക്കാര്‍ അപ്പോഴും കുറേശ്ശെയായി കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഗുഹയില്‍ നിന്ന് പുറത്തേക്ക് കടന്ന് അവിടന്ന് 500 മീറ്ററുകൂടെ ഉയരമുള്ള അമ്പുകുത്തിമലയുടെ ഉച്ചിയിലേക്ക് കയറണമെങ്കില്‍ വീണ്ടുമൊരു പാറയിടുക്കിലൂടെ നുഴഞ്ഞ് കടന്ന് മുന്നേറണം. ഒരാള്‍ക്ക് കടന്നുപോകാന്‍ മാത്രം കഴിയുന്ന ആ വിടവിലൂടെ എന്നേക്കാള്‍ സാമാന്യം നല്ല ശരീരപ്രകൃതിയുള്ള തന്‍സീര്‍, പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബാഗുമായി സ്വയം കുത്തിത്തിരുകുന്നതുകണ്ടപ്പോള്‍ എന്നെന്നേയ്ക്കുമായി ആ പാറയുടെ വിടവ് അടഞ്ഞുപോകുമോ എന്ന ഒരു കുസൃതിച്ചിന്തയാണെനിക്കുണ്ടായത്. നൂഴഞ്ഞുകയറി പാറയ്ക്ക് അപ്പുറമെത്തിയ പത്തിരുപതോളം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ഇനി മുന്നോട്ടില്ലെന്ന് തീരുമാനമെടുത്ത് അവിടെ വിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവിടന്നങ്ങോട്ടുള്ള കയറ്റം അല്‍പ്പം സാഹസികമായതുകൊണ്ടുതന്നെയാണ്. ഉരുണ്ടിരിക്കുന്ന അടുത്ത വലിയ പാറയുടെ മുകളിലേക്ക് കടക്കാന്‍ ഇരുമ്പിന്റെ ഏണിയും, പാറപ്പുറത്തെ കുറ്റിയില്‍ കെട്ടി ഉറപ്പിച്ചിരിക്കുന്ന കയറുമൊക്കെ സഹായിക്കുമെങ്കിലും ക്യാമറയും, ട്രൈപ്പോഡുമൊക്കെയായുള്ള കയറ്റം അത്ര എളുപ്പമൊന്നുമായിരുന്നില്ല. മുകളിലേക്ക് കയറുന്തോറും വയനാടിന്റെ ആകാശക്കാഴ്ച്ചകള്‍ കൂടുതല്‍ വിസ്തൃതമായിക്കൊണ്ടിരുന്നു.ദൂരെയായി ഫാന്റം റോക്കും അതിനടുത്ത് നികന്നുകൊണ്ടിരിക്കുന്ന മലയും ഞങ്ങള്‍ തിരിച്ചറിഞ്ഞു. പാറകളില്‍ പലയിടത്തും തരിമണല്‍ കിടക്കുന്നതുകൊണ്ട് ഷൂ നന്നാ‍യിട്ട് തെന്നുന്നുണ്ട്. പാദരക്ഷയിട്ട് കയറുന്നത് അപകടമാണെന്ന് മുകളില്‍ നിന്ന് ഇറങ്ങിവന്നുകൊണ്ടിരുന്ന സാഹസികരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തലേന്ന് ചെമ്പ്ര പീക്കില്‍ ഇതിലും ഉയരത്തില്‍ ഞങ്ങള്‍ കയറിയതാണ്. ഇവിടിപ്പോള്‍ സ്കൂള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി അപകടം വിളിച്ചുവരുത്തുന്ന ഒരു കയറ്റം ഒഴിവാക്കുന്നതുതന്നെയാണ് ബുദ്ധിയെന്ന് തോന്നി. ക്യാമറ, സ്വന്തം ജീവന്‍, ഇപ്പോഴത്തെ പ്രായം, ഇതൊക്കെ പരിഗണിച്ച് പിന്നീടുള്ള കയറ്റം ഞങ്ങളവിടെ ഉപേക്ഷിച്ചു. മലയിറങ്ങി താഴേക്ക് നടക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷീണം തീര്‍ക്കാന്‍ വഴിയരുകിലെ പെട്ടിക്കടയിലെ ഉപ്പിലിട്ട നെല്ലിക്കയും, മാങ്ങയും, സര്‍ബത്തും സഹായിച്ചു. രാത്രിഭക്ഷണത്തിന് ഇനിയും ഒരുപാട് സമയമുണ്ട്. അതിനിടയില്‍ അമ്പലവയലിലുള്ള ഹെറിറ്റേജ് മ്യൂസിയത്തില്‍ പോയി വരാന്‍ സമയമുണ്ടായിരുന്നു. ഇരുട്ട് വീഴുന്നതിനുമുന്‍പേ മ്യൂസിയത്തിലെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരക്കാണ് അവിടേയും. വയനാട്ടിലെ കാഴ്ച്ചകള്‍ കാണാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ടെന്നുള്ളത് ഒരു നല്ല കാര്യം തന്നെ. മാടമ്പിവിളക്ക്, വീരക്കല്ല്ലുകള്‍, കല്ലില്‍ കൊത്തിയെടുത്ത ഭാഗികമായി നശിപ്പിക്കപ്പെട്ടുപോയതും അല്ലാതെയുമായുള്ള വിഗ്രഹങ്ങള്‍, എന്നിങ്ങനെ പുരാതനമായ സംസ്ക്കാരത്തിന്റെ ബാക്കിപത്രങ്ങള്‍ക്കൊപ്പം, ആദിവാസികള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ പണിയായുധങ്ങള്‍, ആഭരങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു മ്യൂസിയത്തിലെ കാഴ്ച്ചകള്‍. മ്യൂസിയത്തില്‍ നിന്നിറങ്ങിയപ്പോഴേക്കും ഇരുട്ടിക്കഴിഞ്ഞിരുന്നു. വീണ്ടും ഇടയ്ക്കലിലേക്ക് വണ്ടിതിരിച്ചു. ജീപ്പ് മാത്രം പോകുന്ന വഴിയിലൂടെ വാഹനം മുന്നോട്ടെടുത്തപ്പോള്‍ ചില പുരികങ്ങളൊക്കെ ചുളിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഹെര്‍മിറ്റേജ് റിസോര്‍ട്ടിലേക്കാണോ എന്നാരോ ചോദിക്കുകയും ചെയ്തു. ‘അതെ‘ എന്ന് മറുപടി കൊടുത്ത് കയറ്റത്തിലൂടെ വാഹനം മുകളിലേക്കെടുത്തു. പലതരത്തിലുള്ള കോട്ടേജുകളും, ഒന്നിലധികം റസ്റ്റോറന്റുകളും ട്രീ ഹൌസുകളും മുതല്‍, ഓപ്പണ്‍ എയര്‍ തീയറ്ററും, പിഴിച്ചില്‍, ഉഴിച്ചില്‍ എന്നിങ്ങനെയുള്ള ആയുര്‍വ്വേദ സൌകര്യങ്ങളുമെല്ലാം ഇടയ്ക്കല്‍ ഹെര്‍മിറ്റേജില്‍ ലഭ്യമാണ്. ഹെര്‍മിറ്റേജ് മാനേജര്‍ ശ്രീ. രഘു കോട്ടേജുകളൊക്കെ കൊണ്ടുപോയി കാണിച്ചുതന്നു.നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒളിച്ചോടി വന്ന്, താഴ്വരയിലേക്ക് നോക്കി നില്‍ക്കുന്ന ട്രീ ഹൌസിനകത്ത് ഒന്നോ രണ്ടോ ദിവസം ഒരിക്കല്‍‍ താമസിക്കണമെന്ന് മനസ്സില്‍ കുറിച്ചിട്ടുകൊണ്ട് ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റിലേക്ക് നീങ്ങി. ഇടയ്ക്കല്‍ യാത്രയുടെ ഒരു ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവമായിരുന്നു ആ രാത്രിയിലെ ഡിന്നര്‍. പ്രകൃതിദത്തമായ‍ ഗുഹ ഒരെണ്ണം റിസോര്‍ട്ടിന് സ്വന്തമായിട്ടുണ്ട്. ഈ ഗുഹാ റസ്റ്റോറന്റിന്റെ മുകള്‍ഭാഗം വലിയൊരു പാറയാണ്.വശങ്ങളിലുള്ള കൊച്ചുപാറകളിലും മണ്ണിലുമൊക്കെയായി ഈ ‘മേല്‍ക്കൂരപ്പാറ‘ ഉറച്ചുനില്‍ക്കുന്നു.അകത്തേക്ക് കയറാനും ഇറങ്ങാനുമായി ഒരു ചെറിയ ഗുഹാദ്വാരം മാത്രം. മൂന്നോ നാലോ മേശകള്‍ ഇടാനുള്ള സ്ഥലം അകത്തുണ്ടെങ്കിലും ഒരേ സമയം ഒന്നിലധികം ടേബിളില്‍ ഭക്ഷണം വിളംബാറില്ലത്രേ എല്ലാത്തരത്തിലും ഒരു ഗുഹാഭക്ഷണത്തിന്റെ അനുഭൂതി ഉളവാക്കാന്‍ വേണ്ടി, ഭക്ഷണമെല്ലാം വിളംബി വെച്ചിട്ട് ജീവനക്കാരെല്ലാവരും പുറത്തു കടന്നു. അന്‍പതിലധികം മെഴുകുതിരികളുടെ വെളിച്ചത്തില്‍ ‍, പരിപൂര്‍ണ്ണ നിശബ്ദതയില്‍ ‍, ആ ഗുഹയില്‍ ഒരു മണിക്കൂറില്‍ത്താഴെ സമയം തന്‍സീറും, ഞാനും മാത്രം. ജീവിതത്തിലിതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ ഒരു ഡിന്നര്‍ രംഗമായിരുന്നത്. ലോകത്തെവിടെയെങ്കിലും ഇതുപോലെ ഒരു ‘കേവ് ഡിന്നര്‍‘ സംവിധാനം ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷെ നമ്മുടെ കൊച്ചുകേരളത്തിൽ ഇത്തരം ഒരുപാട് സ്ഥലങ്ങളും മനോഹരദൃശ്യങ്ങളും ചരിത്രമുറങ്ങുന്ന ഗുഹകളും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെയുണ്ട്. നമ്മളതൊന്നും കാണുന്നില്ലെന്ന് മാത്രം. അഥവാ കണ്ടാലും കാണാത്ത മട്ടിൽ നടന്നകലുന്നു. ‘ഗുഹയിലെ ഡിന്നര്‍‘ ശരിക്കും ആസ്വദിച്ചു നീരു.. നിരക്ഷരാ ശരിക്കും രസം തന്നെ ഗുഹാ ഡിന്നര്‍ നന്നായി ആസ്വദിച്ചു. ഫോട്ടോയും നന്ന്. നമ്മുടെ കൊച്ചുകേരളത്തിലാണിത് എന്നറിയുമ്പോള്‍ അല്‍ഭുതം തോന്നുന്നു. ശിലാലിഖിതങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിക്കാതെ ഇപ്പോഴും പഴമയുടെ തനിമ നിലനിര്‍ത്തുന്നു എന്നത് വിസ്മയകരമാണ്. നമ്മള്‍ കാണാതെ പോകുന്ന, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം ഒരുപാട് സ്ഥലങ്ങളും, മനോഹരദൃശ്യങ്ങളും, ചരിത്രമുറങ്ങുന്ന ഗുഹകളും, മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെ….. ഒത്തിരി ഇഷ്ടമായി നിരൂ ഈ യാത്ര നന്ദി ഈ കൂട്ടികൊണ്ട് പോകലിന്… വായിച്ചു കൊണ്ട് ഞാനും ഇടക്കല്‍ ഗുഹ കണ്ടു വന്നത് പോലെ സത്യത്തില്‍ ഇതെല്ലാം കേരളത്തില്‍ ഉണ്ട് എന്നറിഞ്ഞിട്ടും കണ്ടിട്ടും വിശ്വാസമാവണില്ല. ഇതൊക്കെ ഇനി എന്നാണാവോ എനിക്ക് കാണാന്‍ പറ്റുക. ഗുഹയില്‍ ഒരു ഡിന്നര്‍ – ശരിക്കും നേരില്‍ കണ്ടപോലെ. നന്ദി. മറ്റൊരു ചോദ്യം ബൂലോക തറവാട് എന്നൊരു കൂട്ട് ബ്ലോഗ് ഉണ്ടായിരന്നതിന്റെ ഐഡി ഒന്ന് സംഘടിപ്പിക്കാന് മാര്ഗ്ഗം വല്ലതുമുണ്ടൊ ഹോ…ഒറ്റയടിയ്ക്ക് ഇടയ്ക്കൽ ഗുഹയിൽ പോയി അമ്പുകുത്തി മല വഴി തിരിച്ചിറങ്ങിയ പോലെയുണ്ട്..കൊതിപ്പിച്ചു കളഞ്ഞു പിന്നെ, ഡിന്നർ,ആ മനോഹരമായ ഡിന്നർ ചെയ്യുമ്പോൾ തൻസീറിനു പകരം മറ്റാരെങ്കിലും ആയിരുന്നു കൂടെയെങ്കിൽ എന്നു തോന്നിയിരുന്നുവോ? ഒരേ ഒരു സംശയം..ആദ്യ ശിലാ ലിഖിതങ്ങൾക്ക് 8000 വർഷം പഴക്കം എന്ന് എഴുതിക്കണ്ടു.അപ്പോൾ പുരാതനശിലായുഗത്തിന്റെ കാലപ്പഴക്കം അത്രേയുള്ളോ? നമ്മൾ ഒരുമിച്ച് എന്നാണു ഒരു യാത്ര പോവുക? നീരൂ നീ മുന്‍‌ജന്മത്തില്‍ ഒരു ദേശാടനക്കിളി ആയിരുന്നിരിക്കണം. ഗുഹാ ഡിന്നറും ചെങ്കുത്തായ പാറയില്‍ പല്ലിയെപ്പോലെ അള്ളിപ്പിടിച്ച് കാണുന്നവരെ തലകറക്കുന്ന കയറാനും നീരു മുന്‍‌ജന്മ സുകൃതം ചെയ്തവന്‍. ഇനിയുമിനിയും ഭൂമിയുടെ നെറുകയിലും ആഴപ്പരപ്പിന്‍ താഴ്ചയിലും നീരു എത്തുമാറാകട്ടെ, വിശേഷങ്ങള്‍ നമ്മോട് പങ്കുവെക്കുമാറാകട്ടെ എന്നാശംസിക്കുന്നു. ഹരീഷ് തൊടുപുഴ – തേങ്ങയ്ക്ക് നന്ദി R R – റിസോര്‍ട്ടില്‍ താമസിക്കാന്‍ സാമാന്യം നല്ല ആള്‍ക്കാര്‍ ഉണ്ട്. പക്ഷെ ക്രൌഡ് എന്ന അവസ്ഥ ഇല്ല. ഒരുവിധം നല്ലരീതിയില്‍ നടന്നുപോകുന്ന റിസോര്‍ട്ടാണ് അത്. ബുക്ക് ചെയ്യാതെ താമസസൌ‍കര്യം കിട്ടുമെന്ന് തോന്നുന്നില്ല. അപ്പു – ഫോട്ടോ നന്നായെന്ന് അപ്പു പറഞ്ഞാല്‍ അതില്‍പ്പരം വേറൊരു സന്തോഷമുണ്ടോ ഹരീഷ് തൊടുപുഴ – ഇടയ്ക്കല്‍ ഗുഹ ആരും കേള്‍ക്കാത്തതും പോകാത്തതുമായ സ്ഥലമൊന്നുമല്ല, വളരെ പ്രശസ്തമായതാണ്.ബ്ലോഗില്‍ത്തന്നെ കൊച്ചുത്രേസ്യ അടക്കം പലരും അതിനെപ്പറ്റി എഴുതിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാനിതിന് ഒരു ഡിന്നറിന്റെ പരിവേഷം കൊടുത്ത് അല്‍പ്പം വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മാത്രം. ഞാനും എന്റെ ലോകവും – നന്ദി പുള്ളിപ്പുലി – അടുത്തപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ത്തന്നെ കാണാന്‍ ശ്രമിക്ക് മാഷേ. നന്ദി moolann – കമന്റിന് നന്ദി മാഷേ പാമരന്‍ – പാമ്മ്വേ … നന്ദി Thansh – ഈ യാത്രയില്‍ എന്റെ കൂടെ വന്ന് യാത്ര ധന്യമാക്കിയ സഹയാത്രികാ‍ തന്‍സീറേ …നന്ദി ഹു – നന്ദി മാഷേ ഇത് ചൈനീസ് പേരാണോ കുഞ്ഞിപ്പെണ്ണ് – നന്ദി ബൂലോകതറവാടിനെപ്പറ്റി അന്വേഷിച്ച് ചില മെയിലുകള്‍ അയച്ചിട്ടുണ്ട്. കിട്ടിയാല്‍ ഉടനെ അറിയിക്കാം. സുനില്‍ കൃഷ്ണന്‍ – ഡിന്നറിനെപ്പറ്റിയുള്ള ചോദ്യം മര്‍മ്മത്ത് തന്നെയാണ് കൊണ്ടിരിക്കുന്നത് പൊണ്ടാട്ടി ഇത് വായിക്കുന്ന അന്ന് അവര്‍ക്കും പോകണമെന്ന് പറയും ഗുഹാ ഡിന്നര്‍ അടിക്കാന്‍. ഞാന്‍ കുഴഞ്ഞ് പോകും നമുക്ക് ഒരുമിച്ച് ഒരു യാത്ര പോകണം മാഷേ. ജൂ‍ലായ് കഴിഞ്ഞ് സുനില്‍ നാട്ടില്‍ വരുന്ന സമയം എപ്പോളാണെന്ന് പറയൂ. നമുക്ക് പ്ലാന്‍ ചെയ്യാം. ഏറനാടന്‍ – ഏറൂ. അത് ഒന്നൊന്നര ഒന്നേമുക്കാല്‍ കമന്റ് തന്നെയാണ് കേട്ടോ നന്ദി കോളെജില്‍ പഠിക്കുമ്പോള്‍ കമന്റടി വീരനായിരുന്നോ ഗുഹയിലെ ഡിന്നര്‍ കഴിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി. ഈ വെര്‍‌ച്ച്വല്‍ ഡിന്നര്‍ കഴിച്ചതിന് പുറമേ നേരിട്ട് പോയി ആ ഡിന്നറൊന്ന് കഴിക്കാനും എല്ലാവരും ശ്രമിക്കണം. എനിക്കൊന്നും എഴുതാന്‍ കഴിയുന്നില്ല മനോജ്….എന്‍റെ നാടിനെക്കുറിച്ചറിയാന്‍ ഈ ബ്ളൊഗ് വായിക്കേണ്ടി വന്നു……… നിരേട്ടന്റെ ഒരോ യാത്രയിലും എന്തെല്ലാം രസമുള്ള ഓർമ്മകൾ അനുഭവങ്ങൾ നന്നായിരിക്കുന്നു വയനാട്ടീ പോയിട്ടും എടയ്ക്കൽ ഗുഹ കാണാൻ പറ്റാഞ്ഞ വിഷമം ഇപ്പോൾ തീർന്നു ! നിരക്ഷരന്‍ കാഴ്ചകള്‍കാണാന്‍ ഞാന്‍ സ്പെയിനിലേക്ക് ക്ഷണിക്കുന്നു . ഇടക്കല്‍ ഗുഹ കാണാന്‍ ഞാനും പോയതാ, പക്ഷെ മല കയറി കയറി മുക്കാല്‍ ആയപ്പൊ ചുമ്മാ ഒന്നു താഴോട്ടു നോക്കിപോയി എന്റമ്മൊ, പിന്നെ കയറിയതിനേക്കാള്‍ വേഗത്തില്‍ തിരിച്ചിറങ്ങി… അന്നുണ്ടായ നഷ്ടം ഞാന്‍ അടുത്തു തന്നെ നികത്തും… ഒറ്റയടിക്കിരുന്ന് മുഴുവന്‍ വായിച്ചു വായിച്ചു കഴിഞ്ഞപ്പോല്‍ തോന്നിയത് ഈ പോസ്റ്റിന്റെ അവസാനം നിരക്ഷരന്‍ തന്നെ എഴുതിയിട്ടുണ്ട്.. “നമ്മള്‍ കാണാതെ പോകുന്ന, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം ഒരുപാട് സ്ഥലങ്ങളും, മനോഹരദൃശ്യങ്ങളും, ചരിത്രമുറങ്ങുന്ന ഗുഹകളും, മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാന്‍ പോന്ന ഒരുപാടൊരുപാട് കാര്യങ്ങളുമൊക്കെ….. വായിച്ചിട്ട് കൊതിയാവുന്നു നിരൂ, വളരെ നല്ല വിവരണം “ഫാന്റം റോക്കിന്റെ അടുത്തുള്ള ഒരു മല നാളെ ചിലപ്പോള്‍ ഫാന്റം റോക്കിന്റേയും ഗതി അതുതന്നെയായിരിക്കും..” നമ്മുടെ നാടിന്റെ മഹത്വം അതിന്റെ സൌന്ദര്യം നന്മ എന്ന് ആളുകള്‍ അറിയും..എന്തും ഇല്ലായ്മ ചെയ്യാന്‍ എളുപ്പമാണ് പക്ഷേ നശിപ്പിച്ചാല്‍ ഇനി ഒരിക്കലും ചേര്‍ത്ത് വയ്ക്കാനാവില്ലന്ന തിരിച്ചറിവ് അതുണ്ടായിരുന്നെങ്കില്‍ സുരക്ഷിതമായി എന്നും ഈ യാത്രകള്‍ തുടരാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ അജിത്ത് നായര്‍ – മാ‍ഷേ അതിനിത്ര അസൂയപ്പെടാനെന്തിരിക്കുന്നു അടുത്തപ്രാവശ്യം ലീവിന് വരുമ്പോള്‍ പരിഹരിക്കാവുന്ന പ്രശ്നമല്ലേയുള്ളൂ അനൂപ് കോതനെല്ലൂര്‍ – നന്ദി അനൂപേ. ലീവിലല്ലേ ഇപ്പോള്‍ എവിടൊക്കെ കറങ്ങി ? കാന്താരിക്കുട്ടീ – എന്നാലും നേരിട്ട് ഒരിക്കലെങ്കിലും പോകണം കേട്ടോ ? പാവപ്പെട്ടവന്‍ – ഈ വരവിനും, ഇനി വരാമെന്ന് പറഞ്ഞതിനും എല്ലാം നന്ദി അല്‍‌ഫോണ്‍സക്കുട്ടി – ഈ ഭാഗ്യമൊക്കെ നമ്മള്‍ വേണമെന്ന് വിചാരിച്ചാല്‍ കൈവരിക്കാവുന്നതേയുള്ളൂ. ഒരു കൈ നോക്കുന്നോ ? ഞാനും എന്റെ ലോകവും – സ്പെയിനിലെ കാഴ്ച്ചകള്‍ക്ക് നന്ദി. സജിയുടെ ബ്ലോഗിന്റെ ലിങ്ക് ഞാനീ ബ്ലോഗില്‍ ആഡ് ചെയ്തിട്ടുണ്ട്. ജനങ്ങള്‍ സ്പെയിനിലും പോയിവരട്ടെ ചിലവൊന്നുമില്ല്ലാതെ. നന്ദി സജീ. കൊഞ്ചല്‍‌‌സ് – പോയിട്ട് തിരിച്ചിറങ്ങിയെന്നോ ഹേയ് അത്രയ്ക്കൊന്നും പ്രശ്നമില്ലല്ലോ മാഷേ എന്തായാലും ഇനീം പോകണം കേട്ടോ ? സന്ധ്യാ – പെരുത്ത് നന്ദിയുണ്ട് ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും റാഷിദ് – വളരെ നന്ദി മാഷേ മാണിക്യേച്ചീ – വളരെ നന്ദി ഈ കമന്റിനും പ്രാര്‍ത്ഥനയ്ക്കും ഗുഹയിലെ ഡിന്നര്‍ ആസ്വദിക്കാ‍നെത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി രേഖപ്പെടുത്തുന്നു. കഴിച്ച് കഴിഞ്ഞവര്‍ കൌണ്ടറില്‍ ബില്ല് അടയ്ക്കുന്നതിന് പുറമേ നല്ല ടിപ്പും കൊടുത്തിട്ട് പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു:) ഇതു വായിച്ചപ്പോള്‍; മലയാളിയായിട്ടു ഇതു വരെ വയനാട് ശരികു കാണാത്തതിനു ലജ്ജ തോന്നുന്നു… നിരക്ഷരാ ഇത്ര രസത്തില്‍ എഴുതുന്ന നിങ്ങളെ നിരക്ഷരാ എന്ന് വിളിക്കേണ്ടി വന്നല്ലോ ആരാണാവോ ബ്ലോഗില്‍ ആദ്യമായി ഇങ്ങനത്തെ പേരുകള്‍ ഇട്ട് തുടങ്ങിയത് യുങ്ങ്‌ഫ്രോ മലയില്‍ നിന്നും നേരിട്ട് ഞാന്‍ അമ്പുകുത്തിമലയില്‍ വന്നിറങ്ങി ഗുഹയില്‍ കയറി ഡിന്നറും കഴിച്ചു. ഇനിയിപ്പോ എന്താ ചെയ്യാ തിരിച്ചുപോവാന്നു വച്ചാല്‍ ചിലവൊന്നും ഇല്ല. എന്നാലും അങ്ങെത്തണ്ടേ ലേറ്റ് ആക്കുന്നില്ല. കഴിഞ്ഞാഴ്ച ബാംഗ്ലൂരേക്ക് കാറോടിച്ചു വന്നപ്പോള്‍ രാവിലെ 6 മണി നേരത്ത് മാനന്തവാടി – ബത്തേരി റൂട്ടിലായിരുന്നു ഞങ്ങള്‍ മഞ്ഞുവീഴുന്ന മുളങ്കാടുകളുടെ ഇടയിലൂടെ വയനാടിന്റെ പ്രകൃതിഭംഗികണ്ട് ആസ്വദിച്ച് വന്നുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ നിരക്ഷരന്റെ യാത്രക്കുറിപ്പുകളെക്കുറിച്ചോര്‍ത്തു. പിന്നെ ആ മല നശിപ്പിക്കുന്നത് തടയാന്‍ ആര്‍ക്കും പറ്റില്ലേ? പിന്നെ ആ നാട്ടു കഥകളില്‍ തെറ്റുണ്ടോ ? എന്‍റെ സംശയം ആണ് കേട്ടോ … രാമന്‍ എങ്ങിനെയാ ശൂര്‍പണഖയെ അവിടെ വെച്ച് കൊല്ലുന്നേ ? വനവാസ കാലത്ത് അല്ലെ ശൂര്‍പണഖ വധം …. പിന്നെ ഗുഹ – ഡിന്നറിനു സ്പെഷ്യല്‍ ചാര്‍ജ് ഉണ്ടോ ? പിന്നെ അടുത്ത പോസ്റ്റ് എവിടെ ? വളരെ രസകരമായി തോന്നുന്നു ഈ ഗുഹകളെ പറ്റി വായിച്ചപ്പോള്‍. വയനാട്ടില്‍ ഇങ്ങിനെയുള്ള കാര്യങ്ങളെപറ്റി ഞാന്‍ അറിഞ്ഞിരുന്നില്ല. ങേ, ശൂർപ്പണഖയെ രാമൻ വധിച്ചെന്നോ? അങ്ങനെയൊരു കഥ കേട്ടിട്ടില്ലല്ലോ. മൂക്കോ മറ്റോ മുറിച്ചതല്ലേ ഉള്ളൂ? ഉമേഷ് ജീ – ഈ ബ്ലോഗ് ഇന്ന് ധന്യമായി.ഗുരുകുലത്തില്‍ നിന്ന് ഒരു അഭിപ്രായം കിട്ടുക എന്നുപറഞ്ഞാല്‍ അതൊരു ചിന്നക്കാര്യമാണോ വളരെ വളരെ നന്ദി. പിന്നെ ആ ശൂര്‍പ്പണഖാ വിഷയം. അറിഞ്ഞുകൊണ്ട് പറ്റിപ്പോയ തെറ്റാണ്. ശൂര്‍പ്പണഖയുടെ ‘പാര്‍ട്ട്സ് ‘മുറിച്ച് മാറ്റലേ രാമന്‍ ചെയ്തിട്ടുള്ളൂ എന്ന് അറിയാമായിരുന്നു. പക്ഷെ ഒരിടത്ത് ശൂര്‍പ്പണഖയെ രാമന്‍ കൊന്നു എന്ന് വായിച്ചുകണ്ടിരുന്നു. അവര്‍ക്ക് തെറ്റിയത് തന്നെയാണ്.പക്ഷെ അതെന്റെ മനസ്സിലും കടന്നുക്കൂടി, എഴുത്തിലും കേറിപ്പോയി. ഉമേഷ് ജി യെ അറിയിച്ചുകൊണ്ടുതന്നെ ഞാനത് തിരുത്തിക്കോട്ടേ. അല്ല്ലെങ്കില്‍പ്പിന്നെ ഉമേഷ് ജി യുടെ കമന്റിന് വിലയില്ലാതായിപ്പോകില്ലേ ? ഏതായാലും മുകളിൽ കയറാത്തത് മോശമായിപ്പോയി പറയുന്നത്ര അപകടവുമൊന്നുമില്ലെന്നെ ഈ യുള്ളവൻ ഒരിക്കൽ കയറിയതാ മൂ‍ന്നു സംസ്ഥാനങ്ങൾ ഒരുമിച്ചു കയറാം, രസകരം. ചെറിയ ഒരു പ്രഷർ വേരിയേഷൻ തോന്നി അല്ലതെ കുഴപ്പമുന്നുമില്ല മാഹിഷ്‌മതി – മുകളിലേക്ക് കയറുന്നതില്‍ അപകടമൊന്നും ഇല്ലെന്ന് അറിയാമാ‍യിരുന്നു. പക്ഷെ, സ്ക്കൂളില്‍ നിന്ന് വന്ന വികൃതിക്കുട്ടികള്‍ ആ വഴിയിലൂ‍ടെ അപകടകരമായ രീതിയില്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അതിനിടയില്‍ക്കൂടെയുള്ള കയറ്റം അപകടമാണെന്ന് തോന്നി. പിന്നെ അവിടന്നുള്ള കാഴ്ച്ച. അത് തൊട്ട് മുന്‍‌പുള്ള ദിവസം ഞങ്ങള്‍ ചെമ്പ്ര പീക്കില്‍ നിന്ന് കണ്ടതാണ്.അതുകൊണ്ട് ഇത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി. ജെ.പി. – അങ്ങോട്ടൊക്കെ എപ്പോഴാ പോകുന്നത് പെട്ടെന്നായിക്കോട്ടേ, നന്ദി പിരിക്കുട്ടീ – പുരാണത്തിന്റെ കാര്യം. പുരാണങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും, നാട്ടുകഥകള്‍ക്കും എന്ത് ആധികാരികതയാണുള്ളത് അതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാന്‍ പറ്റില്ല. പിരിക്ക് പുരാണത്തിലുള്ള അറിവിന് നമോവാകം. പിന്നെ മലകള്‍ നശിപ്പിക്കപ്പെടുന്നതിനെപ്പറ്റി. അത് വല്ലവന്റേയും സ്വകാര്യഭൂമിയിലുള്ളതായിരിക്കും. പണമുണ്ടാക്കാന്‍ അയാളത് വിറ്റാല്‍ ആര്‍ക്കെങ്കിലും വല്ലതും ചെയ്യാനാവുമോ ? പിന്നെ ഈ ഡിന്നര്‍…അത് ഇടയ്ക്കല്‍ ഗുഹയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇടയ്ക്കല്‍ ഹെര്‍മിറ്റേജ് എന്ന ഒരു റിസോര്‍ട്ട് പോകുന്ന വഴിയില്‍ ഉണ്ട്. അവരുടെ സംവിധാനമാണ് ഈ കേവ് ഡിന്നര്‍. അതിന് ചാര്‍ജ്ജൊക്കെയുണ്ട്. പിരിക്കുട്ടി ചോദിച്ചതുകൊണ്ട് മാത്രം ഞാനൊരു രഹസ്യം പറയാം. എനിക്ക് ആ ചാര്‍ജ്ജ് കൊടുക്കേണ്ടി വന്നില്ല. ഞാനൊരു നിരക്ഷരന്‍ ആണെന്ന് മനസ്സിലാക്കിയ റിസോര്‍ട്ട് ഉടമ ആ ചാര്‍ജ്ജ് ഒഴിവാക്കിത്തന്നു അതിന് മിസ്റ്റര്‍ സൈലേഷിനും റിസോര്‍ട്ട് മാനേജ്‌മെന്റിനും വളരെ വളരെ നന്ദി. ശ്രീലാല്‍ – ആ കമന്റിന് പെരുത്ത് നന്ദി. ഷില്‍ത്തോണ്‍ മലയില്‍ നിന്നും അമ്പുകുത്തി മലയിലേക്ക് യാത്ര ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ആളായിരിക്കും ശ്രീലാല്‍. ആ റൂട്ടൊന്ന് പറഞ്ഞ് തരണേ…. പിന്നെ വയനാ‍ട്ടിലെ മുളങ്കാടുകള്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ ഓര്‍ത്തു എന്നു പറഞ്ഞത്, ഒരു അവാര്‍ഡ് കിട്ടിയ സുഖമാണ് തന്നത്. നന്ദി മാഷേ. ഗുഹയിലെ ഡിന്നര്‍ കഴിക്കാനെത്തിയ എല്ലാവര്‍ക്കും വീണ്ടും നന്ദി കമന്റിടാത്തവരൊന്നും ബ്ലോഗു വായിക്കുന്നില്ല എന്നു കരുതരുതു്. എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കിലേ പലരും കമന്റിടാറുള്ളൂ. പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സമ്പ്രദായം വന്നതിൽ പിന്നെ നന്നായി എന്നൊരു കമന്റിടുന്നതിനെക്കാൾ ആ പോസ്റ്റ്‌ ഷെയർ ചെയ്തു് മറ്റുള്ളവരെയും അറിയിക്കുന്നതാണു് ഒന്നു കൂടി പ്രോത്സാഹനം നൽകുന്നതു് എന്നു കരുതുന്ന ഒരുപാടു പേരുണ്ടു്. ഈ പോസ്റ്റ്‌ തന്നെ സിജു ഷെയർ ചെയ്തതു കൊണ്ടാണു ഞാൻ കണ്ടതു്. നിരക്ഷരന്റെ പല പോസ്റ്റുകളും മുമ്പു വായിച്ചിട്ടുണ്ടു്. മനോജ്, വളരെ ഭംഗിയായ് എഴുതിയ വാക്കുകള്‍ക്കിടയില്‍ മനോഹരമായ് അടുക്കിവെച്ച ചിത്രങ്ങള്‍. കേരളത്തെ അടുത്തു നിന്നറിയാന്‍ ഇത്തരം എഴുത്തുകള്‍ സഹായകമാകുന്നു. ഒരു സ്ഥലത്തേക്ക് നമുക്കും പോകണം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ അതു കൈകാര്യം ചെയ്യുക എന്നതു നിസ്സാരകാര്യല്ല. അനുഭവങ്ങള്‍ അത്രയേറേ രുചിച്ചവര്‍ക്കേ, ഇതു സാധ്യമാകൂ……… ആ കേവ് ഡിന്നര്‍ ഞങ്ങള്‍ക്ക് ശരിക്കും മിസ് ആയിപ്പോയി കേട്ടോ..അടുത്ത തവണ ശരിയാക്കുന്നുണ്ട്‌. മനോജ്, എഴുത്തിന്റെ ശൈലി നന്നായിരിക്കുന്നു.ഇടയ്ക്കല്‍ ഗുഹയോളം പോയി വന്നതു പോലെ.എന്തൊക്കെയായിരുന്നു ഡിന്നര്‍ വിഭവങ്ങള്‍ കുറച്ച് വൈകി കഴിച്ച ഈ ഡിന്നർ വളരെ സ്വാദിഷ്ടം.. ഉയരക്കുറവായിരുന്നെങ്കിലും ചെമ്പ്ര യാത്രയേക്കാൾ സാഹസികമായിരുന്നു ഇതെന്ന് തോന്നി. ആ ജമ്പിംഗ് ലാഡർ പോലത്തെ ഏണിയിലൂടെയുള്ള കയറ്റവും മറ്റും ശരിയ്ക്കും ത്രില്ലിംഗ് ആയിരുന്നിരിയ്ക്കും അല്ലെ.. ഗുഹയിലെ നിശ്ശബ്ദതയിൽ ഒരു മണിക്കൂർ നേരം ഡിന്നർ… ഹൗ…കൊതി പറ്റും നോക്കിക്കോ… ഇടയ്ക്കല്‍ ഗുഹ, ഇടയ്ക്കല്‍ ഗുഹ എന്ന് ഇടയ്ക്കിടെ കേട്ടിട്ടുണ്ടെങ്കിലും ഇത്ര കേമമാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി പോവാ‍തെ പറ്റില്ലല്ലോ. യാത്രാ വിശേങ്ങൾ പങ്കുവെച്ചതിനും പുതിയ അറിവുകൾക്കും നന്ദി. ഇടയ്ക്കൽ ഗുഹയിൽ പണ്ട് സ്കൂളില്‍ നിന്നും പോയിട്ടുണ്ട് ഇതിനെ കുറിച്ച് ഒന്നും അറിയാതെ പക്ഷെ ചരിത്രം അറിഞ്ഞു കൊണ്ടുള്ള യാത്രയുടെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്… നന്ദി എനിക്ക് പറ്റിയില്ലല്ലോ എന്നതാണ് സങ്കടം … സ്ഥലങ്ങളെ പറ്റി അറിഞ്ഞാല്‍ പോര… യാത്രകള്‍ ചെയ്താല്‍ പോര… കാണണം… കാണുന്നവയെ ഇത്രയും ഇഷ്ടത്തോടെ ഓര്‍ത്തിരിക്കണം വായിക്കുന്നവരിലേക്കു ആ അനുഭൂതി പകരുവാന്‍ കഴിയണം… ഇതൊരു അനുഗ്രഹമാണ് മനോജ്… ദൈവം ഇനിയും അനുഗ്രഹിക്കട്ടെ…! യാത്രകള്‍ ചെയ്യാന്‍ കഴിയുന്നത്‌ ഒരു ഭാഗ്യം തന്നെയാണ്…ആ യാത്രയില്‍ പങ്കു ചേര്‍ന്നു എന്ന് തോന്നിക്കുമാറ്‌ അതിനെ അവതരിപ്പിച്ചിരിക്കുന്നത് ഞങ്ങള്‍ വായനക്കാരുടെ ഒരു ഭാഗ്യവും.ഈ യാത്ര ഇനിയും തുടരട്ടെ… ഇടയ്ക്കൽ ഹെർമിറ്റേജിൽ ഇപ്പോൾ കേവ് ഡിന്നർ മാത്രമായി ആസ്വദിക്കാനുള്ള സൗകര്യം റിസോർട്ടുകാർ ചെയ്ത് തരുന്നുണ്ട്. ഞാൻ ഇക്കഴിഞ്ഞ ദിവസം ഒന്നൂടെ ഡിന്നർ അടിച്ചു നന്ദി അനീഷ് – ഈ വിവരണം പങ്കുവെച്ചതിന്. ആന്ധ്രയിൽ പോകാൻ അവസരം ഉണ്ടാകുമ്പോൽ ഈ ഗുഹയും കാണാൻ ശ്രമിക്കുന്നതാണ്. അതിന്റെ കൃത്യമായ പേര് പറഞ്ഞ് തന്നാൽ നന്നായിരുന്നു. ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ്‌ വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് ഒരിക്കൽ കൂടി നന്ദി പറയുകയാണ് . ഈ ഗുഹയെ പറ്റി ഇത്രയും നല്ലൊരു വിവരണം പങ്കുവെച്ചതിന് താങ്കളോട് നന്ദി പറയുന്നു ഞാൻ വയനാട് വിസിറ്റ് ചെയ്തതാണ് പക്ഷെ ഇങ്ങനൊരു ഗുഹയെ പറ്റി അറിയില്ലായിരുന്നു .ഈ ബ്ലോഗ്‌ വായിച്ചപോൾ അവിടെ പോയത് പോലെയാ തോന്നുന്നത് ഒരിക്കൽ കൂടി നന്ദി പറയുകയാണ് . – പ്രധാന പട്ടിക – ഹോം കവാടം വട്ടമേശ കാഴ്ചപ്പാട് - - പരാതിപ്പെട്ടി ചോദിക്കൂ പറയാം - വാര്‍ത്തകള്‍ - പംക്തി മുഖ പ്രസംഗം കേരളം ദേശീയം അന്തര്‍ദേശീയം വിവരശേഖരം - അഭിമുഖം ലേഖനങ്ങള്‍ ജീവ ചരിത്രം വിശകലനം പുസ്തകങ്ങള്‍ യങ് പോയിന്റ്‌ - സംവാദം അഭിപ്രായം പ്രതിഭ - - സര്‍ഗവേദി - ഡിജിറ്റല്‍ പോയിന്റ് - ചിത്രശാല ദൃശ്യം ശബ്ദം - പുസ്തക ശേഖരം അറിയേണ്ടത് ഞങ്ങള്‍ക്കൊപ്പം മേല്‍വിലാസം ഉമാദേവി അന്തര്‍ജനം മറക്കുട തകര്‍ത്ത് അരങ്ങത്തെത്തിയ വിപ്ലവകാരി ബ്രാഹ്മണ്യത്തിന്റെയും ജന്മിത്വത്തിന്റെയും വിലക്കുകളെ ലംഘിച്ച് തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടിയേന്തിയ ധീരവനിതയാണ് ഉമാദേവി അന്തര്‍ജനം. പെരിന്തല്‍മണ്ണയിലെ പുലാമന്തോള്‍ ചൊവ്വൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും കാളി അന്തര്‍ജനത്തിന്റെയും മകളായി 1926ലാണ് ഉമാദേവിയുെട ജനനം. യാഥാസ്ഥിതികത്വം കൊടികുത്തി നിലനിന്നിരുന്ന ഇല്ലത്തിന്റെ ഇരുള്‍മൂടിയ അകത്തളങ്ങളിലായിരുന്നു കുട്ടിക്കാലം. പുറം ലോകം കാണാനുള്ള അനുവാദം സ്വന്തം ഇല്ലത്ത് ഇല്ലാതിരുന്നതുകൊണ്ടുതന്നെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. പുറത്തുനിന്നെത്തിയ അധ്യാപകര്‍ ഇല്ലത്തുവന്ന് അക്ഷരം പഠിപ്പിച്ചതു മാത്രമാണ് ഉമാദേവിയുടെ വിദ്യാഭ്യാസം. പുലാമന്തോളില്‍നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇ എം എസിന്റെ ഏലംകുളം മന. അതുകൊണ്ട് ഇ എം എസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉമാദേവിയ്ക്ക് ലഭിച്ചു. 17-ാം വയസ്സില്‍ കളമ്പൂര്‍ തളിമല ടി കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഉമാദേവി അന്തര്‍ജനത്തിന്റെ ആദ്യത്തെ പുറംലോക യാത്ര. വിവാഹം കഴിഞ്ഞാണ് മാറുമറച്ച് ബ്ലൗസ് ധരിക്കാനുള്ള ഭാഗ്യമുണ്ടായതെന്ന് തന്റെ കുട്ടിക്കാലത്തെ ദുരവസ്ഥയെ ഓര്‍മ്മിച്ചുകൊണ്ട് ഉമാദേവി പലപ്പോഴും പറയുമായിരുന്നു. കോഴിക്കോട് ഒരു റബ്ബര്‍ എസ്‌റ്റേറ്റിലെ ജോലിക്കാരനായിരുന്നു ടി കൃഷ്ണന്‍ നമ്പൂതിരി. വിവാഹ സമയത്ത് നമ്പൂതിരി ക്ഷേമസഭയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കോഴിക്കോടുവച്ച് തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അംഗമായി. യോഗക്ഷേമ സഭയുടെ ഭാഗമായി നമ്പൂതിരി സ്ത്രീകളെ സംഘടിപ്പിച്ചായിരുന്നു ഉമാദേവി അന്തര്‍ജനത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. യോഗക്ഷേമ സഭയുടെ പ്രസിദ്ധമായ ഒങ്ങല്ലൂരിലെ യോഗത്തിലാണ് ആദ്യമായി ഉമാദേവി അന്തര്‍ജനം പങ്കെടുക്കുന്നത്. ആ യോഗത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു അധ്യക്ഷന്‍. കരിപുരണ്ട ഇല്ലത്തിനകത്തെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിഴലുകള്‍ക്കു തുല്യമായി ജീവിച്ചിരുന്ന നമ്പൂതിരി സ്ത്രീകളെ മറക്കുട മാറ്റി പുറത്തുകൊണ്ടു വരാന്‍ ആര്യാപള്ളത്തെ പോലുള്ളവര്‍ ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. ആര്യാപള്ളത്തില്‍ ഉമാദേവി തന്റെ പൊതുജീവിതത്തിന്റെ മാതൃക കണ്ടെത്തി. തുടര്‍ന്ന് യോഗക്ഷേമസഭയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായ ഉമാദേവി നാടക കലാരംഗത്തും സജീവമായി. വി ടിയും പ്രേംജിയും മൂത്തിരിങ്ങോടനും മറ്റും കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ മനകളുടെ കൂറ്റന്‍ നടുമുറ്റങ്ങളിലേക്ക് ആശയങ്ങളുടെ ബോംബുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. നാടകാവതരണം ആശയ പ്രചരണത്തിന് ഏറ്റവും നല്ല ഉപാധിയാണെന്ന് അനുഭവത്തിലൂടെ അവരറിഞ്ഞു. ഉമാദേവി മടിച്ചുനിന്നില്ല. നാടകാഭിനയത്തിനും തയ്യാറായി തൊഴില്‍ കേന്ദ്രത്തിലേക്ക് എന്ന നാടകത്തില്‍ നായികയായ ദേവകിയുടെ വേഷത്തില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അന്തപ്പുരങ്ങളിലെ അന്ത:ഛിദ്രങ്ങളും ജീര്‍ണിച്ചു ദ്രവിച്ച ആചാരാനുഷ്ഠാനങ്ങളും കണ്ട് മനംനൊന്തു മൗനികളായിരുന്നവരെ ആവേശത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും ഊര്‍ജം പകര്‍ന്ന് വിപ്ലവാഭിവാഞ്ഛയിലേക്കെത്തിക്കാന്‍ ഈ നാടകത്തിനു സാധിച്ചു. ഭര്‍ത്താവില്‍നിന്നാണ് ഉമാദേവി അന്തര്‍ജനം പുരോഗമന ആശയങ്ങള്‍ സ്വാംശീകരിച്ചത്. വിവാഹശേഷം കളമ്പൂരിലെ തളിമനയുടെ ചുറ്റുവട്ടത്തുള്ള ചെറുകിട -ദരിദ്ര-നാമമാത്ര കര്‍ഷകരെയും സ്ത്രീകളെയും സംഘടിപ്പിച്ച് കൃഷ്ണന്‍ നമ്പൂതിരിക്കൊപ്പം പൊതുരംഗത്തെ സാന്നിധ്യമായി. പിറവം പാടത്ത് ഒരു മാസത്തിലേറെ നീണ്ടുനിന്ന കര്‍ഷകത്തൊഴിലാളി സമരത്തോടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധേയയാവുന്നത്. സ്വന്തം തറവാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ജന്മിമാര്‍ക്കെതിരെയായിരുന്നു സമരം. ചേറിലും ചെളിയിലും പണിയുന്ന ചെറുമരുടെ നടുവില്‍ ചെങ്കൊടി പിടിച്ചു, വെളുത്തുതുടുത്ത അന്തര്‍ജനത്തെ എല്ലാവരും അത്ഭുതത്തോടെയാണ് നോക്കിയത്. ഒരു വെള്ളിടിയായി നീണ്ട ആ സമരത്തിന്റെ നാളുകളില്‍ ഏറെ പീഡനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അവര്‍ ഇരയായി. മിച്ചഭൂമി സമരം കൊടുമ്പിരികൊണ്ടപ്പോഴും മുന്നണിയിലുണ്ടായിരുന്നു. തുടര്‍ന്ന് വിലക്കയറ്റത്തിനെതിരെ വൈക്കത്ത് സംഘടിപ്പിച്ച തുടര്‍ച്ചയായ സമരങ്ങള്‍ക്കും നേതൃത്വം നല്‍കി. ആ സമരവുമായി ബന്ധപ്പെട്ടുണ്ടായ കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നു. ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ തന്റെ കുടുംബം വക ഏക്കര്‍കണക്കിനു ഭൂമി പാവപ്പെട്ട കര്‍ഷകത്തൊഴിലാളികള്‍ക്കു നല്‍കി മാതൃക കാട്ടിയ ജന്മി കുടുംബമായിരുന്നു ഉമാദേവിയുടേത്. വാഹന സൗകര്യം ഒട്ടും ഇല്ലാതിരുന്ന കാലത്ത് രാമമംഗലത്തും മറ്റ് ഇല്ലങ്ങളിലും ചെന്ന് സ്ത്രീകളെ കാണുന്ന അവസരങ്ങളില്‍ സമയം വൈകിയാല്‍ അവിടെതന്നെ രാത്രി താമസിക്കുകയായിരുന്നു പതിവ്. സ്വന്തം പ്രയത്‌നത്തിന്റെ ഫലമായി പാഴൂര്‍ പടിക്കല്‍ നടന്ന സമ്മേളനത്തില്‍ ധാരാളം നമ്പൂതിരി സ്ത്രീകള്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ ഭാരവാഹി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ആദ്യ അനുഭവം അവര്‍ പറയുന്നതിങ്ങനെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ രാമന്‍ നമ്പൂതിരി ഒരു ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു. അതും നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്സുകാരന്‍. സ്ഥിരമായി ഇല്ലത്ത് കോണ്‍ഗ്രസ്സിന്റെ യോഗങ്ങള്‍ ചേരാറുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കായിരുന്നു. അനുജനായ എന്റെ ഭര്‍ത്താവാണെങ്കില്‍ അടിയുറച്ച കമ്യൂണിസ്റ്റുകാരനും ഇ എം എസ് ഭക്തനും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ കാളയ്ക്കു കുത്തണമെന്ന് ജ്യേഷ്ഠനും അരിവാളിന് കുത്തണമെന്ന് അനുജനും. ജ്യേഷ്ഠനോടുള്ള എല്ലാ ബഹുമാനവും ഉള്ളില്‍ വെച്ചുതന്നെ തൊഴിലാളി വര്‍ഗത്തിനുവേണ്ടി അഹോരാത്രം പോരാടുന്ന പാര്‍ടിയുടെ ചിഹ്നമായ അരിവാളിന് വോട്ടു ചെയ്ത് പോന്നു.പിറവത്തു നടന്ന ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സ. കെ ടി ജേക്കബിന്റെ കൈയില്‍നിന്ന് കിട്ടിയ ചുവപ്പ് കാര്‍ഡ് വലിയ അഭിമാനമുണ്ടാക്കി എന്നുമാത്രമല്ല; ഒരു നിധിപോലെയാണ് തോന്നിയത് 1970കളില്‍ വൈക്കം താലൂക്ക് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ തീഷ്ണതയില്‍ എരിയുമ്പോള്‍ എല്ലാ വിലക്കുകളും ലംഘിച്ച് സമരരംഗത്തേക്ക് ഇറങ്ങിച്ചെന്നു. വെള്ളൂര്‍ സിപിഐ എം ഓഫീസ് കത്തിച്ചതിനെതിരെ വൈക്കം വിശ്വന്‍, കെ കെ ജോസഫ് എന്നിവരോടൊപ്പം നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് ഇവരുടെ സമര ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. രണ്ടായിരത്തോളം പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് പലരും ഉമാദേവിയെ ഉപദേശിച്ചെങ്കിലും സ്ത്രീ ഭീരുവല്ലെന്ന പ്രഖ്യാപനത്തോടെ ചെങ്കൊടിയേന്തി മുന്നില്‍ നടന്നു. 1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപികരിച്ചപ്പോള്‍ അന്നത്തെ നേതാക്കളായിരുന്ന സുശീലാ ഗോപാലന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവരോടൊപ്പം സംഘടന കെട്ടിപടുക്കുന്നതില്‍ ഏറെ ത്യാഗം ചെയ്തു. 1981ല്‍ കോട്ടയത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉമാദേവി അന്തര്‍ജനത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. താമസം പിറവത്തെ കളമ്പൂരിലായിരുന്നെങ്കിലും പ്രവര്‍ത്തന രംഗം കോട്ടയം ജില്ലയായിരുന്നു. മാറുമറക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെ കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരി സ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യവും ഇവര്‍ ഏറ്റെടുത്തു. 1955ലാണ് ഉമാദേവി കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. അടിയന്തിരാവസ്ഥകാലത്ത് കൊടിയ പോലീസ് മര്‍ദനത്തിന് ഇരയായി. 1960ല്‍ കടുത്തുരുത്തിയില്‍നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ദീര്‍ഘകാലം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിറവം പഞ്ചായത്ത് പ്രസിഡണ്ടും നഗരസഭയായതിനുശേഷം ചെയര്‍പേഴ്‌സണുമായിരുന്നു. പാലിയം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പാര്‍ടി ആദ്യം ഉമാദേവിയെ തെരഞ്ഞെടുത്തെങ്കിലും ഗര്‍ഭിണിയായതിനാല്‍ പിന്നീട് ഉഴിവാക്കുകയായിരുന്നു. പാവപ്പെട്ട സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ബ്ലോക്ക് വനിതാ സമാജങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. കൊടുങ്ങല്ലൂര്‍ കോവിലകത്തെ രക്തതാരകമായ കുഞ്ഞുക്കുട്ടി തമ്പുരാട്ടിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഗൗരിയമ്മ, സുശീലാ ഗോപാലന്‍ എന്നിവരോടൊപ്പം പങ്കെടുത്തു. ഖാദി ആന്‍ഡ് വില്ലേജ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട്, ഖാദി ബോര്‍ഡ് അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്, സെറിഫെഡ് ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഉമാദേവി അന്തര്‍ജനം 2011 ജൂണ്‍ ഏഴിന് അന്തരിച്ചു. ആകാശ്ദീപ് സെയ്ക്കൽസംക്രമണം 2021 ജാതകം ആകാശ്ദീപ് സെയ്ക്കൽ സംക്രമണം 2021 ജ്യോതിഷം Bollywood, Actor, Model കെപി ചാർട്ട് ഓൺലൈൻ ആയി ഉണ്ടാക്കു ഗണപതിയോട് ചോദിക്കൂ ഗണപതി നിങ്ങൾക്കായി സംസാരിക്കുന്നു ഹോം » സെലിബ്രിറ്റിയുടെ ജാതകം » സംക്രമണം 2021 ജാതകം സ്ഥിരീകരിക്കാത്ത ജനന സമയം ഉള്ള ഡാറ്റ ഒഴിവാക്കുക ആകാശ്ദീപ് സെയ്ക്കൽ പ്രണയം സംബന്ധമായ ജാതകം ആകാശ്ദീപ് സെയ്ക്കൽ തൊഴിൽ സംബന്ധമയ ജാതകം ആകാശ്ദീപ് സെയ്ക്കൽ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം ആകാശ്ദീപ് സെയ്ക്കൽ ന്റെ 2021 ലെ വ്യാഴം സംക്രമണ ജാതകം വരുമാനനില വർദ്ധിക്കുകയും ബാങ്ക് ബാലൻസ് മെച്ചപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമാണിത്. പുതിയ സുഹൃത്തുക്കളും ബന്ധങ്ങളും അവർ വഴിയുള്ള നേട്ടങ്ങളുമാണ് ഈ കാലഘട്ടം സൂചിപ്പിക്കുന്നത്. മുൻപുള്ള ജോലിയും, അതുപോലെ പുതുതായി ആരംഭിക്കുന്ന ജോലിയും നല്ലതും ആഗ്രഹിക്കുന്നതായ ഫലം നൽക്കും, നിങ്ങൾ താലോലിക്കുന്ന ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ കച്ചവടത്തിലോ കരാറുകളിലോ നിങ്ങൾ ഏർപ്പെടാം. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ കാലയളവിൽ മൊത്തത്തിലുള്ള സമൃദ്ധിയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ പ്രത്യേക ശ്രദ്ധയും ചില മുൻകരുതലുകളും ആവശ്യമാണ്. ആകാശ്ദീപ് സെയ്ക്കൽ ന്റെ 2021 ലെ ശനി സംക്രമണ ജാതകം ഈ കാലയളവിലെ എല്ലാ പോക്കുവരവുകളിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ സന്തോഷകരമായ ഉയർച്ച അംഗീകാരവും പ്രശസ്തിയും നേടിത്തരും. വിനോദത്തിനും പ്രണയത്തിനുമുള്ള സന്തോഷകരമായ കാലഘട്ടമാണിത്. നിങ്ങളുടെ സഹോദരൻമാർക്കും സഹോദരികൾക്കും ഉയർച്ചയുണ്ടാവുന്ന കാലഘട്ടമാണിത്. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനം വർദ്ധിക്കും. കുടുംബജീവിതം തീർത്തും സന്തോഷകരമായിരിക്കും. ആവേശം കൊള്ളിക്കുന്ന ജോലി വാഗ്ദാനം ചെയ്യപ്പെടുകയോ, പ്രശസ്തിയോ, അംഗീകാരമോ അല്ലെങ്കിൽ സ്ഥാനകയറ്റമോ സാദ്ധ്യമാണ്. നിങ്ങൾ സ്വർണ്ണം, വിലപിടിപ്പുള്ള കല്ലുകൾ എന്നിവ വാങ്ങാം. പൊതുവേ, സുഹൃത്തുക്കളുമായും/കൂട്ടാളികളുമായും കൂടാതെ ജീവിതത്തിൻറ്റെ പല തലങ്ങളിൽ ഉള്ളവരുമായും നിങ്ങൾ നല്ല ബന്ധം പുലർത്തും. ആകാശ്ദീപ് സെയ്ക്കൽ ന്റെ 2021 ലെ രാഹു സംക്രമണ ജാതകം നിങ്ങളുടെ ജോലിസ്ഥലത്തെ മത്സരം മൂലമുള്ള സമ്മർദ്ധത്താൽ ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരിക്കും ഈ കാലഘട്ടം ആരംഭിക്കുന്നത്. ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ നിങ്ങൾ കൂടുതൽ വഴങ്ങേണ്ടതായ് വരും.ഔദ്യോഗിക ജീവിതത്തിൽ പുതിയ പദ്ധതികളും സാഹസങ്ങളും ഒഴിവാക്കണം. വാഗ്വാദവും ജോലിമാറ്റത്തിനുള്ള അന്വഷണവും ഒഴിവാക്കണം. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്യുന്ന വാക്കുകളാൽ നിങ്ങൾക്ക് തിരിച്ചടി ഉണ്ടാകാതിരിക്കുവാനായി നിങ്ങളുടെ വാക്കുകളും ആശയങ്ങളും ശുഭകരവും എതിർപ്പില്ലാത്തതുമാണെന്ന് ഉറപ്പു വരുത്തുക. പങ്കാളിയുമായി നിങ്ങളുടെ ബന്ധം നല്ലരീതിയിൽ ആയിരിക്കുകയില്ല. ജീവിതപങ്കാളിയുടെ അനാരോഗ്യവും കാണപ്പെടുന്നു. സാദ്ധ്യമാകുന്നിടത്തോളം അനാവശ്യ യാത്രകൾ ഒഴിവാക്കുക. അടിസ്ഥാന രഹിതമായ തർക്കങ്ങളും അപ്രതീക്ഷിതമായ സങ്കടങ്ങളും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. ആകാശ്ദീപ് സെയ്ക്കൽ ന്റെ 2021 ലെ കേതു സംക്രമണ ജാതകം ഈ കാലഘട്ടത്തിൽ സ്ഥലമാറ്റവും ജോലി മാറ്റവും രേഖപ്പെടുത്തിയിരിക്കുന്നു. മാനസിക ആകുലതയാൽ നിങ്ങൾ ക്ലേശിക്കും. നിങ്ങൾക്ക് മനസമാധാനം ലഭിച്ചുവെന്ന് വരില്ല. കുടുംബാംഗങ്ങളുടെ മനോഭാവം തികച്ചും വ്യത്യസ്തമായിരിക്കും. വലിയ നിക്ഷേപങ്ങൾ നടത്തരുത് എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നുവെന്ന് വരില്ല. നിങ്ങളുടെ സുഹൃത്തുക്കളും കൂട്ടാളികളും അവരുടെ വാഗ്ദാനം പാലിക്കില്ല. ചീത്ത കൂട്ടുകാരെ സൂക്ഷിക്കണം, എന്തെന്നാൽ അവരാൽ നിങ്ങളുടെ പ്രശസ്തിയ്ക്ക് കോട്ടം സംഭവിക്കാം. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ആയതിനാൽ യാത്രകൾ ഇപ്പോൾ ആസൂത്രണം ചെയ്യേണ്ട. ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള സാധ്യതയും ഉണ്ട്. Telegram Malayalam ടെലിഗ്രാം മലയാളം: ടെലിഗ്രാമില്‍ പേർസണൽ സ്‌ക്രീന്‍ ഷെയറിങ്ങ്; ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും ടെലഗ്രാമില്‍ സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങി; ടെലിഗ്രാം ചാനലുള്ളവർക്ക് വരുമാനമുണ്ടാക്കാം വലിയ ഒരു ഇടവേളയ്ക്കു ശേഷം ടെലിഗ്രാം X ന്റെ അപ്ഡേറ്റ് ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ് വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ ടെലിഗ്രാമില്‍ പേർസണൽ സ്‌ക്രീന്‍ ഷെയറിങ്ങ്; ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും ഷെയറിങ്ങ് ഉപയോഗിക്കുന്ന ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും. സ്‌ക്രീന്‍ ഷെയറിങ്ങ് മാത്രമല്ല, വീഡിയോ പ്ലേബാക്ക് സ്പീഡ് കണ്‍ട്രോളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമേയാണ് സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പുചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും: ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്/കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം. ചാറ്റ് ഹിസ്റ്ററി ഒരു മാസത്തില്‍ കൂടുതലാവുമ്പോള്‍ (മുമ്പത്തെ ഏറ്റവും കൂടിയ സെറ്റിങ് ഒരാഴ്ചയായിരുന്നു) ഡിലീറ്റാവുന്ന സംവിധാനവും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വീഡിയോ മെസേജ് പ്രിവ്യൂകള്‍ ഫ്‌ലോട്ട് ചെയ്യാനുള്ള കഴിവാണ് മറ്റൊന്ന്. മുകളിലേക്കോ താഴേക്കോ സ്‌ക്രോള്‍ ചെയ്താല്‍ ഇത് കാണാനാവും. ടെലിഗ്രാം ബീറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് ആപ്പ് സന്ദര്‍ശിക്കണം. പുതിയ ബീറ്റ പതിപ്പ് ഇവിടെയാണുള്ളത്. പ്ലേസ്റ്റോറില്‍ ഒഫീഷ്യല്‍ ചാനല്‍ ലഭ്യമല്ല. എപികെ ആയി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം? തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള ഇന്ന് ടെലിഗ്രാമിന്റെ ഏഴ് വർഷത്തെ അടയാളപ്പെടുത്തുന്നു. 2013-ൽ, സുരക്ഷിത സന്ദേശമയയ്‌ക്കലിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ അപ്ലിക്കേഷനായി ഞങ്ങ ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന് വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലിഗ്രാം ട്രിക്ക് നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം. എന്നാൽ ഇപ്പോൾ ടെലെഗ്രാമിലെ ഒരു ചെറിയ ട ടെലിഗ്രാംമായി ബന്ധപ്പെട്ട വാർത്തകൾ മലയാളത്തിൽ വായിക്കാം.. കാട്ടാനകൾക്ക് മനുഷ്യരെ പേടിയാണ്; മനുഷ്യർക്ക് കാട്ടാനകളെയും. അണക്കെട്ട് പണിതേ മതിയാകൂ. സ്റ്റാഫ് കോളനിയിൽ മനുഷ്യർക്ക് താമസിക്കാതെ പറ്റില്ല. ധാരാളം ആനകൾ അവിടെയുണ്ട്. അവർക്ക് വേറെ കാടുകളിലേക്ക് മാറാനും പറ്റില്ല. സഹവർത്തിത്വമേ സാധ്യമാകു. ജീവിക്കുക; ജീവിക്കാൻ അനുവദിക്കുക എന്നതാവണം നയം. വനത്തിൽ തണൽ പറ്റി തണുപ്പുള്ള പ്രദേശത്തു കൂടി നടക്കാനാണ് ആനക്ക് ഇഷ്ടം.ധാരാളം വെള്ളം വേണം. കറുത്ത നിറമായതിനാൽ നേരിയ വെയിൽ പോലും ശരീരത്തിൽ ചൂട് ഉണ്ടാക്കും. സസ്യഭുക്കാണ്.പുല്ല്, കായ്കനികൾ, പനമ്പട്ട എന്നിവയാണ് ഭക്ഷണം. രാത്രിയായാൽ ആനകൾ റോഡിലിറങ്ങി സഞ്ചരിക്കും. പാലം ദുർബലമാണെന്ന് തോന്നിയാൽ ആറ്റിലോ തോട്ടിലോ ഇറങ്ങി അക്കരെയിക്കരെ പോകും. പിടിയാനയുടെ 4 കാലുകൾക്കിടയിൽനിന്ന് കളിക്കുന്ന ആനക്കുട്ടിയെ കാണാൻ വലിയ രസം തന്നെയാണ്. ആ കളികാണാൻ വേറെയും ആനകൾ കൂടും. ആ നേരത്ത് മനുഷ്യർ വന്നുപെട്ടാൽ വലിയ ആപത്താണ്. എല്ലാ ആനകളും കൂടി കുട്ടിയാനയ്ക്ക് ഒരു വലയം സൃഷ്ടിച്ച് മനുഷ്യരെ ആക്രമിക്കും. ഒറ്റക്കൊമ്പനേക്കാൾ അപകടകരമായ സാഹചര്യമാണിത്. 4 വീൽ ഡ്രൈവ് ഉള്ള ആകെ കവർ ചെയ്ത വാഹനമാണ് കൂടുതൽ സുരക്ഷിതം. ആശയവിനിമയത്തിൽ ആന ഏറെ മുന്നിലാണ്.തുമ്പിക്കൈകൊണ്ട് തടവിയും ചൂളം വിളിച്ചും ആനകൾ ‘സംസാരിക്കും.’ അത് മനുഷ്യന് കേൾക്കാൻ കഴിയാത്ത രീതിയിലാണ്. അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ആനകൾക്ക് വരെ ഇത് കേൾക്കാം. ജന്തുക്കളിൽ കൂടിയ വികാരമുള്ളത് ആനയ്ക്കാണ്. ആനയിറങ്കൽ സ്റ്റാഫ് കോളനിക്ക് ചുറ്റും ട്രഞ്ചുകൾ ഉണ്ട്. 1950-കളിൽ ഇത്തരം ട്രഞ്ചുകൾ ആന കടക്കാറില്ല. എന്നാൽ ഇന്നത്തെ ആനകൾക്ക് ധൈര്യവും പരിചയവും വന്നിട്ടുണ്ട്. അങ്ങനെ ആളൊഴിഞ്ഞ ഇന്നത്തെ ആനയിറങ്ങൽ കോളനിയിൽ കാട്ടാനകൾ കയറിയിറങ്ങുന്നു. 45 വർഷത്തിനു ശേഷം ഞാൻ 2005 ൽ മക്കളും കൊച്ചുമക്കളും ഒക്കെയായി ഇവിടം ഒന്നുകൂടി സന്ദർശിക്കുകയുണ്ടായി. പണ്ട് താമസിച്ചിരുന്ന വീട് കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ കാട്ടാനയുടെ മണം വരുന്നു. ചിന്നം വിളിയും കേട്ടു. അപ്പോൾ ‘തോമസ്കുട്ടി വിട്ടോടാ’എന്ന തരത്തിൽ ഞങ്ങൾ പെട്ടെന്ന് സ്ഥലം കാലിയാക്കി രക്ഷപ്പെട്ടു. ഡാം സൈറ്റിന്റെ അടുത്തുള്ള ലേബർ കോളനിയിൽ കാട്ടാനകളുടെ വിളയാട്ടം അസഹ്യമായിരുന്നു. യന്ത്രങ്ങൾ തലങ്ങുംവിലങ്ങും ഓടേണ്ട സ്ഥലം ആയതുകൊണ്ട് ട്രഞ്ച് ഉണ്ടാക്കുന്നതും പാലം പണിയുന്നതും നടക്കാത്ത കാര്യങ്ങൾ. വൈദ്യുതി വേലിയിൽ കൂടി കറൻറ് പായിക്കാൻ അനുവാദം വാങ്ങി. 24 വോൾട്ടേജിൽ പരീക്ഷിച്ചു.ആനകൾ കൂട്ടമായി വരും. ഒരു ആന തൊടുന്നതോടെ കമ്പിവേലി പൊട്ടിപ്പോകും.അല്ലെങ്കിൽ ഫ്യൂസ് പോയി വൈദ്യുതി ഇല്ലാതെയാകും.ആദ്യത്തെ ആനയ്ക്ക് ചെറിയ ഷോക്ക് തട്ടി മാറിയാലും അടുത്ത ആന കയറും. അങ്ങനെ വൈദ്യുതി വേലി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. വോൾട്ടേജ് കൂട്ടി 230 വോൾട്ട് ആക്കിയാൽ ഫലം കിട്ടും. ആദ്യത്തെ ആനയ്ക്ക് ശക്തിയായി ഷോക്ക് ഏൽക്കും.അത് ചിന്നം വിളിച്ച് തിരിയും. അതോടെ ആനക്കൂട്ടം തിരിഞ്ഞോടും. വൈദ്യുതി വേലിയിലെ പരീക്ഷണങ്ങൾ മഴക്കാലത്ത് വലിയൊരു അപകടത്തിൽ കലാശിച്ചു. അതുകൊണ്ട് ആനയെ കാണുമ്പോൾ സൈറൺ മുഴക്കി ലേബർ കോളനി നിവാസികളുടെ സഹകരണത്തോടെ ആനകളെ വിരട്ടി ഓടിക്കുകയായിരുന്നു പിന്നീട് ചെയ്തത്. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു. ജെ.സി ദാനിയേൽ മലയാള സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിഗതകുമാരന്റെ ഛായാഗ്രഹണവും നിർവഹിച്ചത് ദാനിയേലാണ്. ജീവചരിത്രം 1900 നവംബർ 28 ന്‌ അഗസ്തീശ്വരത്ത് ലോകത്താകെ ദശലക്ഷകണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കൊറോണ ഏകദേശം നിയന്ത്രണാധിനമായപ്പോൾ അതിലും അപകടകാരിയായ പുതിയ വകഭേദം ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തി എന്നത് വീണ്ടും ജനങ്ങളിൽ ഭീതി നിറച്ചു. കൊറോണയുടെ രണ്ടാം തരംഗമായ ഡെൽറ്റ ലക്ഷകണക്കിന് അറിയാതെ പോകുന്ന തേങ്ങലുകൾ! വാരാന്തചിന്തകൾ – (അദ്ധ്യായം-10) അനുപമയുടെയും അജിത്തിൻ്റെയും സമരം വിജയിച്ചു! പിറന്ന് മൂന്നാംനാൾ ബലാൽക്കാരമായി അമ്മയിൽ നിന്ന് അകറ്റപ്പെട്ട ആ പിഞ്ചുകുഞ്ഞ് ഇതാ അമ്മയുടെ സ്നേഹച്ചൂടിലേക്ക് മടങ്ങിയെത്തി! തികച്ചും സന്തോഷമുള്ള കാര്യം! കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം ഓരോരുത്തരിലും ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി. ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ . വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി. രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം. ശബ്ദരേഖ ചോർന്നതിനു പിന്നാലെ സ്വപ്നയ്ക്ക് സുരക്ഷാഭീഷണിയും, ജയിൽ വകുപ്പ് പ്രതിസന്ധിയിൽ Newsthen l The news interactive സംസ്ഥാനത്ത് ഇന്ന് 3,382 പേര്‍ക്ക് കോവിഡ്-19 ശബ്ദരേഖ ചോർന്നതിനു പിന്നാലെ സ്വപ്നയ്ക്ക് സുരക്ഷാഭീഷണിയും, ജയിൽ വകുപ്പ് പ്രതിസന്ധിയിൽ ജയിലിൽ തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷ് കോടതിയെ അറിയിച്ചതോടെ വെട്ടിലായത് ജയിൽവകുപ്പാണ്. നേരത്തെ സ്വപ്നയുടെത് എന്ന് പറയുന്ന ശബ്ദം പുറത്തുവന്നതും ജയിൽ വകുപ്പിനെ വിവാദത്തിൽ ആക്കിയിരുന്നു. അന്വേഷണ ഏജൻസികൾക്ക് സ്വപ്ന കഴിയുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന്‌ ജയിൽ വകുപ്പ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് സുരക്ഷാഭീഷണി ഇല്ലെന്നും നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട് എന്നും കോടതിയെ അറിയിക്കുമെന്നും വിവരമുണ്ട്. വനിതാ ജയിലിൽ പുരുഷ ഉദ്യോഗസ്ഥരില്ല ഔദ്യോഗിക ആവശ്യത്തിനായി ഒന്നോ രണ്ടോ ഉന്നത ഉദ്യോഗസ്ഥർ മാത്രമാണ് ഇതിനിടെ അവിടെ വന്നിട്ടുള്ളത്. പിന്നെ വന്നിട്ടുള്ളത് ഇ ഡി, കസ്റ്റംസ്,വിജിലൻസ് ഉദ്യോഗസ്ഥരാണ്. സ്വപ്നയെ കാണാൻ വീട്ടുകാരും വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജയിലിലുള്ള എല്ലാ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കാമെന്ന നിലപാടിലാണ് ജയിൽവകുപ്പ്. സുരക്ഷ നൽകാനുള്ള കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജയിൽ വകുപ്പ് ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുക സ്വപ്നയുടേത് എന്ന് പറയുന്ന ശബ്ദരേഖയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ശബ്ദം സ്വപ്നയുടേതാണോ, റെക്കോർഡ് ചെയ്ത് ജയിലിൽ വെച്ചാണോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയില്ല. Previous Previous post: 10 കോടിയുടെ വിസ തട്ടിപ്പ് :ഇന്ത്യൻ ദമ്പതികൾക്കെതിരെ അമേരിക്ക Next Next post: ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് വീണ്ടും രാജ്യാന്തര ആദരം സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… തൃക്കരിപ്പൂർ: മാടക്കാലിൽ കാർ കല്ലിട്ടു തകർത്തതിനും യുവാവിനെ മർദിച്ചതിനും ഒരാൾക്കെതിരേ കേസ്. മാടക്കാലിലെ നിർമാണ തൊഴിലാളി പി. പ്രദീഷി(27) നാണ് അക്രമത്തിൽ പരിക്കേറ്റത്. കണ്ണൂർ ആലക്കോടുനിന്നും വലിയപറമ്പ് മാടക്കാലിലുള്ള ബന്ധുവായ പ്രദീഷിന്‍റെ വീട്ടിലേക്ക് എത്തിയ വി. രാഗേഷിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് കരിങ്കല്ലിട്ട് തകർക്കപ്പെട്ടത്. ഇത് അന്വേഷിക്കവേ മാടക്കാലിലെ അഖിൽ കുമാർ മർദിക്കുകയായിരുന്നുവെന്ന് പയ്യന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലുള്ള പ്രദീഷ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അഖിൽ കുമാറിനെതിരേ ചന്തേര പോലീസ് കേസെടുത്തു. കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക കാസർഗോഡ്: കർണാടകയിൽ കോവിഡ് കേസുകൾ കുത്തനേ ഉയരുകയും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളി തെക്കേക്കാട് ബണ്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു പടന്ന: തെക്കേക്കാട് ദ്വീപിലേക്കുള്ള ബണ്ട് റോഡില്‍ ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ബണ്ടിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നത കാസര്‍ഗോട്ടെ കെല്‍ യൂണിറ്റ് ഈ വര്‍ഷം തുടങ്ങില്ല കാസര്‍ഗോഡ്: കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനങ്ങളും പൊതുമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പതിവ് വാച അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം വെള്ളരിക്കുണ്ട്: വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം. മാവുള്ളാല്‍ വിശുദ്ധ യൂ ഒഡീഷയില്‍നിന്നും ആന്ധ്രയില്‍നിന്നും കാസര്‍ഗോട്ടേക്ക് കഞ്ചാവ് ഒഴുകുന്നു കാസര്‍ഗോഡ്: ഒഡീഷയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. പ്രധാ കുടുംബശ്രീയുടെ ടെയ്‌ലറിംഗ്-അനാദി കച്ചവടകേന്ദ്രം ഉദ്ഘാടനം ചെയ്തു പനത്തടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീക്കു കീഴില ദേശീയ വടംവലി ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി കാസര്‍ഗോഡ്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ ജില്ലയില്‍നിന്ന കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം വെള്ളരിക്കുണ്ട്: കണ്ണൂര്‍, ബേക്കല്‍ കോട്ടകളും പൈതല്‍മല, പാലക്കയംതട്ട്, കവ്വായിക്കായല്‍, റാണിപുരം തുടങ്ങിയ വിനോദസഞ്ച ചരിത്രത്തെ മറക്കുന്നവരെ ചരിത്രംതന്നെ ശിക്ഷിക്കും: വി.ടി. ബല്‍റാം പിലിക്കോട്: ചരിത്രം മറക്കുന്നവരെ ചരിത്രം തന്നെ ശിക്ഷിക്കുമെന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഇടമില്ലാത്തവര്‍ ചരി ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കാഞ്ഞങ്ങാട്: കെ. മാധവന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹസമര നവതി ആ കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു കാഞ്ഞങ്ങാട്: കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. സംസ്ഥാന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണകേന്ദ്രം വേണമെന്ന് നിവേദനം തൃക്കരിപ്പൂര്‍: ഗവ. താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലഡ് ഡോണേഴ്‌സ് കേരള ജില് ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ പരപ്പയില്‍ വെള്ളരിക്കുണ്ട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന് പരപ്പ സെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അധ്യാപകര്‍ക്കൊപ്പം സമരം നയിക്കും: പി.കെ. ഫൈസല്‍ ചിറ്റാരിക്കല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണങ നീലേശ്വരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ നടത്ത തൃക്കരിപ്പൂര്‍: നവംബറോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങുമെന്നും ചന്തേരയിലും കളനാടും ഉള്‍പ്പെട രോഗബാധിതരായ നിര്‍ധനര്‍ക്ക് സഹായമേകാന്‍ ബിരിയാണി ചലഞ്ചിലൂടെ നാടൊന്നിച്ചു കൊന്നക്കാട്: രോഗബാധിതരായ മൂന്നു നിര്‍ധനര്‍ക്ക് ചികിത്സാസഹായം എത്തിച്ചുനല്‍കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത് തൃക്കരിപ്പൂര്‍: ഭിന്നശേഷിക്കാരനായ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്‍ (74)ആണ് മരി പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക കാസർഗോട്ടെ അതിർത്തിയിലും നിയന്ത്രണം കർശനമാക്കി കർണാടക കാസർഗോഡ്: കർണാടകയിൽ കോവിഡ് കേസുകൾ കുത്തനേ ഉയരുകയും കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളി തെക്കേക്കാട് ബണ്ട് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു പടന്ന: തെക്കേക്കാട് ദ്വീപിലേക്കുള്ള ബണ്ട് റോഡില്‍ ആഴമുള്ള ഗര്‍ത്തം രൂപപ്പെട്ടു. ബണ്ടിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നത കാസര്‍ഗോട്ടെ കെല്‍ യൂണിറ്റ് ഈ വര്‍ഷം തുടങ്ങില്ല കാസര്‍ഗോഡ്: കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനങ്ങളും പൊതുമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പതിവ് വാച അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം വെള്ളരിക്കുണ്ട്: വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് മാവുള്ളാല്‍ തീര്‍ഥാടനത്തിന് സമാപനം. മാവുള്ളാല്‍ വിശുദ്ധ യൂ ഒഡീഷയില്‍നിന്നും ആന്ധ്രയില്‍നിന്നും കാസര്‍ഗോട്ടേക്ക് കഞ്ചാവ് ഒഴുകുന്നു കാസര്‍ഗോഡ്: ഒഡീഷയില്‍നിന്നും ആന്ധ്രാപ്രദേശില്‍നിന്നും കാസര്‍ഗോഡ് ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. പ്രധാ കുടുംബശ്രീയുടെ ടെയ്‌ലറിംഗ്-അനാദി കച്ചവടകേന്ദ്രം ഉദ്ഘാടനം ചെയ്തു പനത്തടി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീക്കു കീഴില ദേശീയ വടംവലി ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി കാസര്‍ഗോഡ്: മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ചാമ്പ്യന്മാരായ കേരള ടീമിലെ ജില്ലയില്‍നിന്ന കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ആവശ്യം വെള്ളരിക്കുണ്ട്: കണ്ണൂര്‍, ബേക്കല്‍ കോട്ടകളും പൈതല്‍മല, പാലക്കയംതട്ട്, കവ്വായിക്കായല്‍, റാണിപുരം തുടങ്ങിയ വിനോദസഞ്ച ചരിത്രത്തെ മറക്കുന്നവരെ ചരിത്രംതന്നെ ശിക്ഷിക്കും: വി.ടി. ബല്‍റാം പിലിക്കോട്: ചരിത്രം മറക്കുന്നവരെ ചരിത്രം തന്നെ ശിക്ഷിക്കുമെന്നും സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഇടമില്ലാത്തവര്‍ ചരി ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കാഞ്ഞങ്ങാട്: കെ. മാധവന്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ സത്യാഗ്രഹസമര നവതി ആ കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം സമാപിച്ചു കാഞ്ഞങ്ങാട്: കെഎസ്ടിഎ ഹൊസ്ദുര്‍ഗ് ഉപജില്ലാ സമ്മേളനം ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. സംസ്ഥാന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണകേന്ദ്രം വേണമെന്ന് നിവേദനം തൃക്കരിപ്പൂര്‍: ഗവ. താലൂക്ക് ആശുപത്രിയില്‍ രക്ത സംഭരണ കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലഡ് ഡോണേഴ്‌സ് കേരള ജില് ഇലക്ട്രിക്കല്‍ വയര്‍മെന്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ പരപ്പയില്‍ വെള്ളരിക്കുണ്ട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 30 ന് പരപ്പ സെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ അധ്യാപകര്‍ക്കൊപ്പം സമരം നയിക്കും: പി.കെ. ഫൈസല്‍ ചിറ്റാരിക്കല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണങ നീലേശ്വരം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ നടത്ത തൃക്കരിപ്പൂര്‍: നവംബറോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങുമെന്നും ചന്തേരയിലും കളനാടും ഉള്‍പ്പെട രോഗബാധിതരായ നിര്‍ധനര്‍ക്ക് സഹായമേകാന്‍ ബിരിയാണി ചലഞ്ചിലൂടെ നാടൊന്നിച്ചു കൊന്നക്കാട്: രോഗബാധിതരായ മൂന്നു നിര്‍ധനര്‍ക്ക് ചികിത്സാസഹായം എത്തിച്ചുനല്‍കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത് തൃക്കരിപ്പൂര്‍: ഭിന്നശേഷിക്കാരനായ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. മീലിയാട്ടെ തെക്കെ വീട്ടില്‍ കുമാരന്‍ (74)ആണ് മരി പനത്തടി: അപകടത്തെത്തുടര്‍ന്ന് 30 വര്‍ഷമായി തളര്‍ന്ന് കിടപ്പായിരുന്ന പനത്തടി തിമ്മന്‍ചാലിലെ മോഹന്‍ദാസിന് പഞ്ചായത എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ 30 ന് കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരേ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാ തൃക്കരിപ്പൂര്‍ സെന്‍റ് പോള്‍സ് സ്‌കൂളില്‍ ഹൈടെക് ലാബ് തുറന്നു തൃക്കരിപ്പൂര്‍: വിദ്യാര്‍ഥികള്‍ക്ക് ഹൈടെക് ലാബ് സൗകര്യമൊരുക്കി സെന്‍റ് പോള്‍സ് എയുപി സ്‌കൂള്‍. കണ്ടും തൊട്ടും ചെയ്തും അറി ബസ് യാത്രയ്ക്കിടെ ആറു വയസുകാരനെ പീഡിപ്പിച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ മടിയിലിരുന്ന ആറു വയസുകാരന്‍റെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയ ജില്ലയില്‍ രണ്ടുദിവസത്തിനിടെ പിടികൂടിയത് 239 കിലോ കഞ്ചാവ് കാസര്‍ഗോഡ്: ആന്ധ്രാപ്രദേശില്‍നിന്നും ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം കാസര്‍ഗോഡ്: കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ച 3,387 കര്‍ഷകര്‍ക്ക് 95 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി എയിംസ് പോര്‍ട ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖല തകരും: എഎച്ച്എസ്ടിഎ ചിറ്റാരിക്കാല്‍: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ ഭേദഗതി ബില്ലിലെ പ്രതിലോമ നിര്‍ദേശങ വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയ്ക്ക് എയിംസ് ആശുപത്രി അനുവദിക്കണമെന്നും പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസ കുടിശിക അന മഞ്ചേശ്വരം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി "ചിരസ്മരണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ സ്വതന്ത്ര്യസമര സ്മൃതി സ്വകാര്യ വ്യക്തികള്‍ സ്ഥലം നല്‍കിയത് സൗജന്യമായി വെള്ളരിക്കുണ്ട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍തന്നെ പാതയുടെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളി വെള്ളരിക്കുണ്ട്: മലയോരഹൈവേയ്ക്ക് കുപ്പിക്കഴുത്തായിനിന്ന വനപാതകളിലും റോഡ് വികസനത്തിന് വഴിതെളിയുന്നു. മരുതോം, കാറ്റ കോട്ടച്ചേരി മേല്‍പ്പാലം പൂര്‍ത്തിയാകുന്നു; കാഞ്ഞങ്ങാടിന് ഇനി പുതിയ മുഖം കാഞ്ഞങ്ങാട്: നഗരത്തിന്‍റെ മുഖ്യധാരയില്‍നിന്നും റെയിൽപ്പാളം അതിരിട്ട് മാറ്റിനിര്‍ത്തിയ തീരദേശമേഖലയുടെ സ്വപ്നസാഫല് കാസര്‍ഗോഡ്: ചന്ദ്രഗിരി പാലത്തിന് സമീപം പുഴയില്‍ 45 വയസ് പ്രായം തോന്നിക്കുന്ന ആളിന്‍റെ മൃതദേഹം കണ്ടെത്തി. കബീര്‍, കുന്നു കാഞ്ഞങ്ങാട്‌: കരിനിയമങ്ങൾ പിൻവലിക്കുക, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, ഡൽഹി കർഷകസമരത്തിൽ രക്തസ സുസ്ഥിര കാര്‍ഷിക വികസനം: കാര്‍ഷിക സെമിനാര്‍ നടത്തി കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ കാര്‍ഷിക സെമി എഎച്ച്എസ്ടിഎ ജില്ലാ സമ്മേളനത്തിന് ഇന്നു തുടക്കം ചിറ്റാരിക്കാൽ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേ‍ഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചിറ്റാരിക്കാൽ വെള്ളിയേ എയിംസ് കാസർഗോഡിനില്ലെങ്കിൽ മുഖ്യമന്ത്രി കാരണം വ്യക്തമാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ കാഞ്ഞങ്ങാട്: എയിംസ് ജില്ലയിൽ തന്നെ അനുവദിക്കണമെന്നും എയിംസ് കോഴിക്കോട് കൊണ്ടുപോകുന്നതിൽ മുഖ്യമന്ത്രിക്കുള്ള താത്പര് അണ്ടർ-16 അന്തർജില്ല ക്രിക്കറ്റ്: കാസർഗോഡ് ജേതാക്കൾ കാസർഗോഡ്: മാന്യ കെസിഎ സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-16 ഗ്രൂപ്പ് എ അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്‍റിൽ ആതിഥേയരായ കാസർ കാസർഗോഡ്: സ്കൂൾ ഉച്ചഭക്ഷണ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി കാസർഗോഡ് പുതിയ ബസ് സ്റ്റാ ഗുരുവായൂർ സത്യഗ്രഹ സമരം: നവതി ആഘോഷ ഉദ്ഘാടനം നാളെ കാഞ്ഞങ്ങാട്‌: കെ. മാധവൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഗുരുവായുർ സത്യഗ്രഹസമരത്തിന്‍റെ നവതി ആഘോഷത്തിന്‍റെ ഉദ്ഘാടനം നാളെ കാസർഗോഡ്: ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരൺ അഭിയാൻ പദയാത്ര പാലക്കുന്നിൽ സമാപിച്ചു. സമാപന യോഗത്തിൽ രാജപുരം: വനം വകുപ്പിന്‍റെ ഉന്നതതല സംഘം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അ വെള്ളരിക്കുണ്ട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ട് സെ ഓടുന്ന കാറിനു നേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം വെള്ളരിക്കുണ്ട്: ഓടുന്ന കാറിനുനേരെ പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണം. ചിറ്റാരിക്കാലില്‍നിന്നും കാറ്റാന്‍കവല വഴി ടാറിംഗ് തകര്‍ന്ന് ചെളിക്കുളമായി മാനടുക്കം-വീട്ടിയാടി റോഡ് ബന്തടുക്ക: മാനടുക്കം-വീട്ടിയാടി റോഡ് ടാറിംഗ് പാടേ തകര്‍ന്ന് ചെളിക്കുളമായതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബന്തടുക്കയി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പു നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. തൈക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ട യുവതി മരിച്ചു ബോവിക്കാനം: മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ജെസിബി ഓപ്പറേറ്റര്‍ അശോക മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു കാഞ്ഞങ്ങാട്: മകന്‍ മരിച്ച് പത്താം ദിവസം പിതാവും മരിച്ചു. ഈ മാസം 14ന് അന്തരിച്ച അബുദാബിയിലെ ജീവകാരുണ്യ പ്രവര്‍ത്തകൻ ബേഡകം: പോസ്റ്റ്മാനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളത്തൂര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനും തെയ്യം കലാകാരനുമായിരുന്ന വി. പ്രവ നീലേശ്വരം: ഫാ.ഡേവിസ്‌ ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നൽകുന്ന ഹ്യൂമാനിറ്റേറിയൻ അവാർഡ് മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണം: കര്‍ഷകര്‍ വാഴയും കടപ്ലാവും വെട്ടിമാറ്റുന്നു മുളിയാര്‍: കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ പതിവുസാന്നിധ്യമായതോടെ കര്‍ഷകര്‍ നാടന്‍ വാഴക്കൃഷിയും കടപ്ലാവുകളും ഒഴിവാക ജാക്ക് ഡോർസി രാജിവച്ചു; ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ; സംഭവം ബംഗളൂരുവിൽ ആർബിഐയുടെ ഡിജിറ്റൽ കറൻസി വരുന്നു; പരിഗണനയിലെന്ന് ധനമന്ത്രാലയം കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമല്ല; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ജാക്ക് ഡോർസി രാജിവച്ചു; ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ; സംഭവം ബംഗളൂരുവിൽ ആർബിഐയുടെ ഡിജിറ്റൽ കറൻസി വരുന്നു; പരിഗണനയിലെന്ന് ധനമന്ത്രാലയം കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമല്ല; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് തെങ്ങു വീണ് ഓപ്പറേറ്റര്‍ മരിച്ചു Kannur പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കെ. ജയകൃഷ്ണൻ കടുത്തുരുത്തി ഏരിയാസെക്രട്ടറി Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki കെഎസ്എഫ്ഇ ഏജന്‍റുമാര്‍ സത്യഗ്രഹം നടത്തി Ernakulam യുവതിക്കെതിരെ അതിക്രമം: യുവാവ് അറസ്റ്റിൽ Thrissur ഷെൽട്ടർ ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ‘കുറുപ്പ്’ സിനിമയുടെ വിജയാഘോഷം Malappuram സംസ്ഥാന സോഫ്റ്റ്ബോൾ: മലപ്പുറം സെമിയിൽ Kozhikode മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് തെങ്ങു വീണ് ഓപ്പറേറ്റര്‍ മരിച്ചു Kannur മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് 660 കോടി രൂപയുടെ ആസ്തി മാതാപിതാക്കളുടെ പേരിലുള്ളതിനെക്കാള്‍ അഞ്ചിരട്ടിയോളം സ്വത്തുക്കളാണ് നകുല്‍നാഥിന്റെ പേരിലുള്ളത്. അദ്ദേഹത്തിന്റെ പിതാവായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ആസ്തി ആകെ 124 കോടി രൂപയാണ്. ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരിലുള്ളത് ആകെ 660 കോടി രൂപയുടെ ആസ്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി. മുന്‍ എം.എല്‍.എ.യും ആദിവാസി നേതാവുമായ നഥാന്‍ഷായാണ് ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ നകുല്‍നാഥിന്റെ എതിര്‍സ്ഥാനാര്‍ഥി. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍; കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍; കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന് രാജ്‌നാഥിനെ മാറ്റി അമിത് ഷായ്ക്ക് ആഭ്യന്തരം; ആവര്‍ത്തിക്കുന്നത് ഗുജറാത്ത് കൂട്ടുകെട്ട് വിദേശം ഇനി എസ്. ജയ്ശങ്കര്‍ കൈകാര്യം ചെയ്യും; മോദിയുടെ വലംകൈ പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികളുടെ വോട്ട് ചോര്‍ന്നുവെന്ന് സിപിഎം റിപ്പോര്‍ട്ട് ആദ്യ നൂറു ദിനങ്ങളില്‍ വന്‍ സാമ്പത്തിക മാറ്റങ്ങള്‍; സൂചനകളുമായി നീതി ആയോഗ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. നർഖാസ് മേഖലയിലാണ് ഏറ്റുമുട്ടൽ. സൈന്യത്തിൻ്റെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 13 ദിവസമായി സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇന്ന് രാവിലെ സൈന്യം നടത്തിയ പരിശോധനയിൽ വലിയ തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം പൂഞ്ചിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ഐഇഡി ശേഖരം നിർവീര്യമാക്കിയതായി പ്രതിരോധ സേന വക്താവ് ലെഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. രത്തൻഗീറിലെ സാവൽകോട്ട് വനമേഖലയിലെ ഒരു മരക്കൊമ്പിലാണ് ഐഇഡി ഘടിപ്പിച്ചിരുന്നത്. ജില്ല ഭരണകൂടവും കൊച്ചി കോർപറേഷനും തമ്മിൽ ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റുമുട്ടലിന് വരെ വഴിയൊരുക്കിയ കൊച്ചിയിലെ വെള്ളക്കെട്ടിനാണ് ഇതോടെ പരിഹാരമാവുകയാണ്. സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കനാൽ പുനരുദ്ധാരണ പദ്ധതികളിൽ ഉൾപ്പെട്ട മുല്ലശേരി – രാമേശ്വരം കനാലുകളെ ജനോപകാരപ്രദമാക്കി പുനഃസ്ഥാപിക്കണമെന്ന് ജില്ല കലക്ടർ എസ്.സുഹാസും കോർപറേഷൻ മേയർ എം.അനിൽകുമാറും അഭിപ്രായപ്പെട്ടതനുസരിച്ചാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഇതിനായി പത്ത് കോടി രൂപ നീക്കിവയ്്ക്കുക. കൂടാതെ പശ്ചിമ കൊച്ചിയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രശ്‌നപരിഹാരത്തിനായി ജില്ലാ കലക്ടറുടെയും മേയറുടെയും നേതൃത്വത്തിൽ ജനപ്രതിനിധികളുമായി പ്രത്യേക ആലോചനയോഗം വിളിക്കാനും തീരുമാനമായി. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. മലപ്പുറത്തെ ‘തട്ടമിട്ട’ ബിജെപി സ്ഥാനാർഥി;മോദി ആരാധികയ്ക്ക് ആകെ ലഭിച്ചത് 56 വോട്ട് മലപ്പുറത്ത് നരേന്ദ്ര മോദിയോടുള്ള അടങ്ങാത്ത ആരാധനയാല്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നു എന്ന മാധ്യമങ്ങളുടെ വമ്പൻ പ്രചാരണ പിൻബലത്തിൽ ഇറങ്ങിയ വണ്ടൂരിലെ ബി.ജെ.പി സ്ഥാനാർഥി ടി.പി സുൽഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്. വണ്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിനിയായ ടി.പി. സുൽഫത്ത്. ഇവിടെ 961 വോട്ടുകൾ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ് വിജയിച്ചത്. ഇടത് സ്ഥാനാർഥി അൻസ് രാജന് 650 വോട്ടുകൾ ലഭിച്ചു. മുത്തലാഖ് ബിൽ പോലുള്ള വിഷയങ്ങളിൽ […] ആലുവ ശിവരാത്രി; കർശന സുരക്ഷയൊരുക്കി പോലീസ് ചരിത്ര പ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും.മണൽപ്പുറത്ത് ബലിതർപ്പണം കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തും.വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പകൽ 12 വരെ ബലിതര്‍പ്പണം നടത്തും. ശിവരാത്രി നടത്തിപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്‌‌പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ 10 ഡിവൈഎസ്‌‌പിമാര്‍, 26 ഇന്‍സ്പെക്ടര്‍മാര്‍, 146 എസ്ഐമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ്‌ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും നിരീക്ഷിക്കുന്നതിന്‌ മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡുമുണ്ട്.കൂടാതെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.24 […] തലസ്ഥാന നഗരസഭ;എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളും ഇടതുപക്ഷം നേടി വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. നോര്‍ക്ക ജില്ലാ സെന്ററുകളും 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 27 മുതല്‍ saudi malayalam കാബൂൾ സൗദി എംബസിയിൽ കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചു December 2, 2021 നോര്‍ക്ക ജില്ലാ സെന്ററുകളും 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 27 മുതല്‍ നോര്‍ക്കയുടെ എല്ലാ ജില്ലാ സെന്ററുകളും 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിഇഒ അറിയിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാകും ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കെത്തുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിഇഒ അറിയിച്ചു. നോര്‍ക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളില്‍ മെയ് 27 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പുനരാരംഭിക്കും. തിരുവനന്തപുരം മേഖലാ ഓഫീസില്‍ 20 മുതല്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ പുനരാരംഭിച്ചിരുന്നു. കാബൂൾ സൗദി എംബസിയിൽ കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചു ‘ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് റോഡ്, കേരളത്തില്‍ അത് മൂന്നര ലക്ഷം കിലോമീറ്ററാണ്’; ജയസൂര്യയ്ക്ക് മറുപടിയുമായി മുഹമ്മദ് റിയാസ് ഗുജറാത്തിലും ഒമിക്രോണ്‍: 72 കാരന് രോഗം സ്ഥിരീകരിച്ചു, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസ് ലെയ്‌സ് നിര്‍മാണത്തിനായുള്ള പ്രത്യേക ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള പെപ്‌സികോയുടെ പേറ്റന്റ് റദ്ദാക്കി; വലിയ വിജയമെന്ന് കര്‍ഷകര്‍ ‘ആളുകള്‍ ആവശ്യങ്ങളുമായി വരുമ്പോള്‍ തടസം നില്‍ക്കരുത്, ഒരിക്കല്‍ പിടിവീഴും, പിന്നെ ആ കസേരയില്‍ കാണില്ല: ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ജീവന്‍രക്ഷ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം,ആനുകൂല്യം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്, പദ്ധതിയുമായി കെ.എസ്.ഇ.ബി മേജര്‍ ജനറല്‍ ക്രിസ് ഡോണഹ്യു: അഫ്ഗാന്‍ വിട്ട അവസാന യു.എസ് സൈനികന്‍, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില്‍ പണം പിന്‍വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുതെന്ന് സമസ്ത സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുക്കരുത്' 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സിപിഎം എന്നോര്‍ക്കണം ഒരു സുന്ദര പ്രകൃതിദൃശ്യം, പ്രകൃതി സൗഹൃദ ജീവിതം നരകുലത്തിൻറെ അതിജീവനത്തിന് അനിവാര്യം! പാപ്പാ: നൂതന സാകല്യ സാമൂഹ്യ സാമ്പത്തിക മാതൃക അനിവാര്യം ! പരിസ്ഥിതിയെക്കുറിച്ചുള്ള ഔത്സുക്യം, സഹമനുഷ്യരോടുള്ള ആത്മാർത്ഥ സ്നേഹവും സമൂഹത്തിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അചഞ്ചലമായ പരിശ്രമവുമായി സമന്വയിപ്പിക്കേണ്ടിരിക്കുന്നുവെന്നുള്ള തിരിച്ചറിവ് വ്യവസ്ഥ ചെയ്യുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ. സാകല്യ ആവാസവ്യവസ്ഥ ആർജ്ജിക്കണമെങ്കിൽ വൈക്തികവും സാമൂഹ്യവുമായ ആന്തരിക പരിവർത്തനം അനിവാര്യമാണെന്ന് മാർപ്പാപ്പാ. ഫോക്കൊളാരി പ്രസ്ഥാനം വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗവും ആഗോള കത്തോലിക്കാ കാലാവസ്ഥ പ്രസ്ഥാനവുമായി ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനമായ “എക്കൊവണ്ണിന്” (EcoOne) വെള്ളിയാഴ്ച (23/10/20) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്. പാപ്പായുടെ ചാക്രികലേഖനമായ “ലൗദാത്തൊ സീ” (Laudato si)യുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഒരു വർഷം നീണ്ട പരിപാടിയുടെ ഭാഗമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. “സമഗ്ര ആവാസവ്യവസ്ഥ: ലൗദാത്തൊ സീ അനന്തര അഞ്ചു വർഷം” എന്ന പ്രമേയം ഈ സമ്മേളനം സ്വീകരിച്ചിരിക്കുന്നത് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്ന പാപ്പാ ഈ പ്രമേയം നരകുലവും നമ്മുടെ ലോകത്തിൻറെ പരിപാലനവും തമ്മിലുള്ള ബന്ധത്തെ നൈതികം, ശാസ്ത്രീയം സാമൂഹ്യം ദൈവവിജ്ഞാനീയം എന്നിങ്ങനെ വിവിധങ്ങളായ മാനങ്ങളിലൂടെയാണ് വീക്ഷിക്കുന്നതെന്ന് വിശദീകരിക്കുന്നു. സകലവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഔത്സുക്യം സഹമനുഷ്യരോടുള്ള ആത്മാർത്ഥ സ്നേഹവും സമൂഹത്തിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അചഞ്ചലമായ പരിശ്രമവുമായി സമന്വയിപ്പിക്കേണ്ടിരിക്കുന്നുവെന്നുമുള്ള തിരിച്ചറിവ് “എക്കൊവൺ” പ്രവർത്തകരെ നയിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു. നാം ഏക മാനവ കുടുംബമാണെന്നും നമ്മുടെ പൊതുഭവനമായ ഭൂമിയിൽ ഒന്നിച്ചു യാത്രചെയ്യുന്നവരാണെന്നുമുള്ള സത്യം പ്രതിഫലിക്കുന്ന നൂതനമായ സാകല്യ സാമൂഹ്യ സാമ്പത്തിക മാതൃക സമൂഹത്തിൻറെ പ്രശ്നപരിഹൃതിക്ക് അടിയന്തിരമായി ആവശ്യമുണ്ടെന്ന് പാപ്പാ പറയുന്നു. സകലരുടെയും ഔന്നത്യത്തെ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പ്രായോഗിക നടപടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉറച്ച ഒരു മനസ്സ് പരസ്പര ഐക്യദാർഡ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം ക്ഷേമ കെ. തോമസ് പി. പി. ഷാനവാസ്‌ Interview Interview Muziriz Post ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം ക്ഷേമ കെ. തോമസ് പി. പി. ഷാനവാസ്‌ ഓർത്തുവെയ്ക്കാൻ ഒരു കവിതക്കാലം ക്ഷേമ കെ. തോമസ് പി. പി. ഷാനവാസ്‌ കവിയും എഴുത്തുകാരിയുമായ ക്ഷേമ കെ തോമസുമായി മാധ്യമപ്രവര്‍ത്തകനും കലാസാഹിത്യ നിരൂപകനുമായ പി പി ഷാനവാസ് നടത്തിയ അഭിമുഖം. പി പി ഷാനവാസ്‌ എന്തുകൊണ്ടാണ് ക്ഷേമ കവിത മാധ്യമമാക്കിയത്? നേരത്തെ കഥയും എഴുതിയിരുന്നല്ലോ.. ക്ഷേമ കെ തോമസ് ഒരാൾക്ക് അയാളെ അടയാളപ്പെടുത്താൻ പല മാർഗ്ഗങ്ങളുണ്ട്. അടയാളപ്പെടുത്താൻ എന്നുവെച്ചാൽ സെൽഫ് എക്സ്പ്രെഷൻ. നാടകത്തിലഭിനയിക്കാം. സിനിമയിലഭിനയിക്കാം. അല്ലെങ്കിൽ ചിത്രം വരയ്ക്കാം. അതുമല്ലെങ്കിൽ ഒരു നർത്തകിയാവാം. അങ്ങനെയൊക്കെ ഡിഗ്രിക്കാലം കഴിഞ്ഞതിനുശേഷം ഞാൻ ഏറെക്കുറെ ഉൾവലിയാൻ തുടങ്ങി എന്ന് എനിക്കുതന്നെ തോന്നുന്നു. ഉൾവലിയാനുള്ള പ്രവണതയുള്ള ഒരാൾക്ക്, അയാളുടെ സെൽഫ് എക്സ്പ്രഷന്, അത് അയാളുടെ ദു:ഖങ്ങളെയാണെങ്കിലും, മറ്റ് മാനസിക ഭാവങ്ങളെയാണെങ്കിലും പ്രകടിപ്പിക്കാൻ ഒരു വേദി വേണമല്ലോ, നമ്മുടെ തന്നെ ഒരു സംതൃപ്തിക്കുവേണ്ടി. എനിക്ക് എഴുത്തിൽ മുമ്പെ തന്നെ താൽപര്യമുള്ളതുകൊണ്ട് എൻ്റെ മാനസിക ഭാവങ്ങളെ അടയാളപ്പെടുത്താൻ ഏറ്റവും നല്ല വഴി കവിതയാണെന്നു തോന്നി. അതിന് നമുക്ക് മറ്റാരെയും ആശ്രയിക്കേണ്ട. നമുക്ക് നമ്മുടേതായി കിട്ടുന്ന നിമിഷങ്ങളിൽ, സ്വകാര്യ നിമിഷങ്ങളിൽ സ്വയം ചെയ്യാം. കവിതയെഴുതാൻ ഒരു പേപ്പറോ പെന്നോ പോലും വേണ്ട. നമുക്ക് ഉള്ളിലെഴുതാം. ഞാൻ ഉള്ളിലിട്ടുകൊണ്ടുപോയ, എഴുതിവെയ്ക്കാത്ത എത്രയോ കവിതകളുണ്ട്. ഉള്ളിൽ മാത്രമെഴുതിയ കവിതകൾ കവിതയെഴുത്തെന്നത് നാം നമ്മോട് സംസാരിക്കുന്നതാണ്. എൻ്റെ മാനസിക ഭാവങ്ങളെ വെളിപ്പെടുത്താനുള്ള ഏറ്റവും സൗകര്യപ്രദമായതും ഫലപ്രദവുമായ മീഡിയമാണ് കവിതയെഴുത്ത് എന്നാണ് തോന്നിയിട്ടുള്ളത്. ഷാ: കവിതയുടെ ധർമ്മമെന്താണ് എന്നാണ് ക്ഷേമ കരുതുന്നത്? ക്ഷേമ: നമ്മളെ ചിന്തിപ്പിച്ചുകൊണ്ട് സന്തോഷിപ്പിക്കുകയോ ദു:ഖിപ്പിക്കുകയോ പ്രണയിപ്പിക്കുകയോ, അങ്ങനെ എന്തായാലും വികാരപരമായ ഒരു മാറ്റം നമ്മളിൽ ഉണ്ടാക്കിത്തീർക്കാൻ ഒരു കവിതയ്ക്ക് സാധിക്കണം. കവിതയായാലും കഥയായാലും നോവലായാലും അതേതു ഭാഷയിലായാലും ഏതു രാജ്യത്തായാലും നമ്മെ ചിന്തിപ്പിക്കുകയും ദു:ഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും പ്രണയിപ്പിക്കുകയും ചെയ്യുന്നത് ഒരേ രീതിയിലാണ്. അതായത് വികാരപരമായ മാറ്റം നമ്മളിൽ ഉണ്ടാക്കുന്നത് ഒരേ രീതിയിലാണ്. ഇന്ന ഭാഷയെന്നോ ഇന്ന ദേശമെന്നോ ഉള്ള വ്യത്യാസമില്ല. അതുകൊണ്ടാണല്ലോ ടോൾസ്റ്റോയിയുടെ അന്നാകരീനയും സേതുവിൻ്റെ പാണ്ഡവപുരവും ഒരേപോലെ നമ്മളെ വൈകാരികമായ മൂർദ്ധന്യത്തിലെത്തിക്കുന്നത്. ഷാ: താങ്കളുടെ കുട്ടിക്കാലം, ജീവിതാന്തരീക്ഷം തുടങ്ങിയവ എങ്ങിനെയാണ് എഴുത്തിനെ ബാധിച്ചത് എന്നു വിശദമാക്കാമോ? ക്ഷേമ: എൻ്റെ അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. അത് എന്നില്‍ വായനയോട് താൽപര്യമുണ്ടാക്കിയിട്ടുണ്ട്. സത്യംപറഞ്ഞാൽ 'ഒരു ദേശത്തിൻ്റെ കഥ'യൊക്കെ വായിച്ചത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് നമ്മൾ അക്ഷരങ്ങളൊക്കെ പഠിച്ച് ഒരു വിധം വായിച്ച് തുടങ്ങുന്നതല്ലേയുളളു. അത്രയും വായനയോട്‌ താൽപര്യമുണ്ടായിരുന്നു. അതുവെച്ച് നോക്കുമ്പോൾ ഇന്ന് വായിക്കുന്നില്ലെന്ന് പറയാം. ഞാനെൻ്റെ ആദ്യത്തെ കവിതയെഴുതിയത് നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ആ കവിത മണമ്പൂർ രാജൻ ബാബുവിൻ്റെ 'ഇന്ന് 'എന്ന ലിറ്റിൽ മാഗസിനിൽ പ്രസിദ്ധീകരിച്ചു. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായി. ആദ്യ കവിതതന്നെ അച്ചടിച്ചു കാണാനുള്ള ഭാഗ്യം. സ്കൂളിൽ പഠിക്കുന്ന കാലത്തൊന്നും ഒരുപാട് പുസ്തകങ്ങളൊന്നും ഇന്നത്തെപ്പോലെ കിട്ടാൻ വഴിയില്ല. വായനാ സൌകര്യങ്ങള്‍ കുറവായിരുന്നു. സ്കൂൾ ലൈബ്രറിയിൽ നിന്നും കുറേ പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു. ഏതെങ്കിലും അധ്യാപകർ തന്നെയാവും ലൈബ്രേറിയനാവുക. ലൈബ്രേറിനും മലയാളം അധ്യാപകരും എനിക്ക് ഭാഷയോടും സാഹിത്യത്തോടുമുള്ള ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. അന്നത്തെ എഴുത്ത് ഇന്നത്തേതിൽനിന്ന് വ്യത്യസ്തമാണ്. സുഗതകുമാരിയേയും ഒ എൻ വിയേയുമൊക്കെയാണ് അന്ന് കൂടുതലായും വായിച്ചുകൊണ്ടിരുന്നത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരെയൊക്കെ നാം ക്ലാസ്സിൽ പഠിക്കുന്നുണ്ട്. പക്ഷേ ഡീപ് ആയ ഒരു വായനയിലേക്ക് അത് എത്തുന്നില്ല. അന്നുള്ള കവിതകൾ പ്രധാനമായും താളാത്മകമായ, പാടാൻ പറ്റുന്ന കവിതകളാണ്. ആ രീതിയിലുള്ള കവിതകളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. സ്കൂൾ പഠനകാലത്തും പ്രീഡിഗ്രിക്കാലത്തും ഡിഗ്രിക്കാലത്തുമൊക്കെയുള്ള എൻ്റെ എഴുത്തും വായനയും അഭിരുചികളും വ്യത്യസ്തങ്ങളാണ്. ഞാൻ പ്രീഡിഗ്രി ക്ലാസിലേക്ക് പ്രവേശിച്ചപ്പോഴും എനിക്ക് തോന്നുന്നു, കൂടുതലായി സ്വാധീനിച്ചത് ഒഎൻവിയും സുഗതകുമാരിയുമൊക്കെത്തന്നെയാണ്. പക്ഷേ എഴുത്തിൽ കുറച്ച് മാറ്റം വന്നിരുന്നു. ഷാ: അച്ഛനെപറ്റിയുള്ള ഓർമകളാണല്ലോ ക്ഷേമ എപ്പോഴും പങ്കുവെയ്ക്കാറുള്ളത്. അമ്മ ജീവിതത്തിൽ എങ്ങിനെ? ക്ഷേമ: ശരിയാണ്. ഞങ്ങളുടെ ഭൗതികമായ ജീവിതം അത് കെട്ടിപ്പടുക്കുന്നതിന് ഒരു പക്ഷെ അച്ഛനേക്കാള്‍, പക്ഷേയല്ല അച്ഛനേക്കാള്‍ കൂടുതല്‍ പങ്കു വഹിച്ചിട്ടുള്ളത് അമ്മ തന്നെയാണ്. ഭൗതികമായ ജീവിതത്തില്‍ ഉയർച്ചയുണ്ടായി. പക്ഷെ കാവ്യജീവിതം എവിടെയെത്തിയെന്നുള്ളത് ചിന്തിക്കേണ്ടിവരും. വൈലോപ്പള്ളി പറഞ്ഞ മാതിരി 'കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മന്നിൽ ഒരു കവിയ്ക്ക് രണ്ടുതരം ജീവിതമുണ്ടല്ലോ. കാവ്യജീവിതവും ഭൗതികജീവിതവും. ഭൗതികജീവിതം എവിടെയെത്തിനിൽക്കുന്നു, കാവ്യജീവിതം എവിടെയെത്തിനിൽക്കുന്നു എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. ഭൗതികജീവിതത്തിന് ഇൻവേഴ്സിലി പ്രൊപോഷണലായിരിക്കും എപ്പോഴും കാവ്യജീവിതം. അതുകൊണ്ടായിരിക്കണം വൈലോപ്പിള്ളി അങ്ങനെ പറഞ്ഞതും. ഷാ: വൈലോപ്പിള്ളിയുമായി കത്തിടപാട് ഉണ്ടായിരുന്ന ഒരു ടീച്ചറെപ്പറ്റി ക്ഷേമ പറഞ്ഞത് ഓർക്കുന്നു. വൈലോപ്പിള്ളിക്കവിതയോട് എങ്ങിനെ ബന്ധം? പൊതുവെ താങ്കളുടെ കാവ്യാനുഭവങ്ങൾ? ക്ഷേമ: പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഏറെ സ്വാധീനിച്ച ടീച്ചറാണ് കനകലത ടീച്ചർ. ടീച്ചർ മലയാളമാണ് പഠിപ്പിച്ചിരുന്നത്. ഇപ്പോൾ റിട്ടയർ ചെയ്തു. വൈലോപ്പിളളിക്ക് കത്തുകളെഴുതാറുള്ള ടീച്ചർ അവരായിരുന്നു വൈലോപ്പിള്ളി കവിതകളുടെ ദ്വന്ദഭാവം' ആയിരുന്നു ടീച്ചർ പിഎച്ച്ഡി ചെയ്ത വിഷയം. വൈലോപ്പിള്ളിയെ ഒരുപാട് വായിക്കുകയും കത്തുകളെഴുതുകയും ചെയ്യാറുണ്ടായിരുന്നു ടീച്ചർ. ഈ കത്തുകൾക്ക് വൈലോപ്പിള്ളി എഴുതുന്ന മറുപടി എനിക്ക് കാണിച്ചുതരാറുണ്ട്. വൈലോപ്പിള്ളി കവിതകളുടെ ദ്വന്ദഭാവത്തെക്കുറിച്ചുള്ള പ്രബന്ധം എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. ഇവയൊക്കെ വൈലോപ്പിള്ളി കവിതയിൽ എനിക്ക് താൽപര്യമുണ്ടാക്കി. അതുകൊണ്ട് വൈലോപ്പിള്ളിക്കവിതകൾ വായിച്ചുതുടങ്ങി. പക്ഷേ മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് (കോഴിക്കോട്) ആണ് എൻ്റെ ജീവിതത്തിലെ, അല്ലെങ്കിൽ കവിതാ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന സ്ഥലം. ആർട്സ് കോളേജിലെത്തിയപ്പോൾ ജീവിതത്തോടുള്ള കാഴ്ചപ്പാടും കവിതയോടുള്ള കാഴ്ചപ്പാടും ഒട്ടാകെ മാറി. വായനയുടെ തലങ്ങളെ മാറ്റി. വായനയേയും കാഴ്ചപ്പാടുകളേയും എന്നെ ആകെത്തന്നെയും മാറ്റിമറിച്ച സ്ഥലമാണത്. അവിടെനിന്ന് കിട്ടിയ സൗഹൃദങ്ങൾ, ഷാനവാസടക്കം കവിതയിൽ താൽപര്യമുള്ള സുഹൃത്തുക്കൾ, നമ്മളൊക്കെ തമ്മിലുള്ള ചർച്ചകൾ, നിങ്ങളിൽ നിന്നൊക്കെ കിട്ടിയ പുസ്തകങ്ങൾ. അത് ഒരുപാട് എന്നെ സ്വാധീനിച്ചു. അക്കാലത്താണ് സച്ചിദാനന്ദനെയും ചുള്ളിക്കാടിനെയും അയ്യപ്പനെയുമൊക്കെ അറിയുന്നത്. മുമ്പ് വായിച്ച കവിതകളിൽ നിന്നൊക്കെ വ്യത്യസ്തമായ ആ കവിതകൾ ഉള്ളിലേക്കാഴ്ന്നിറങ്ങി. ഒരിക്കൽ കവി എ അയ്യപ്പൻ കോളേജിൽ വന്നത് ഓർക്കുന്നുണ്ടോ? അന്ന് കവി എനിക്ക് മീരാ ഭജന്റെ കാസറ്റ് സമ്മാനിച്ചിരുന്നു. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ അത്യാവശ്യം വിശ്വാസിയും പള്ളിയിൽ പോകുന്ന ആളുമൊക്കെയായിരുന്നു. ആർട്സ് കോളേജ് എന്നെ അവിശ്വാസിയാക്കി. എൻ്റെ മെൻ്റാലിറ്റി മാറ്റിമറിച്ച സ്ഥലമാണത്. ആ സ്വാധീനം ഇന്നും വിട്ടുപോയിട്ടില്ല എന്നത് എന്നില്‍ ഞാൻ കണ്ടത്തുന്ന അപര്യാപ്തതയാണ്. ഇക്കാലത്തിനനുസരിച്ച് എഴുതാൻ എനിക്ക് സാധിക്കാറില്ല. അക്കാലത്തെ സ്റ്റൈലിൽ നിന്ന്, ആ ഒരു സ്വാധീനത്തിൽ നിന്ന് ഒരുപാടൊന്നും മാറാൻ കഴിഞ്ഞിട്ടില്ല. അത് എനിക്കുതന്നെ അറിയാം. എൻ്റെ സ്കൂൾ,കോളേജ് കാലഘട്ടങ്ങളിലെ കവിതാചരിത്രം ഇങ്ങനെയൊക്കെയാണ്. അതിനുശേഷം, അതായത് എ അയ്യപ്പന് ശേഷമാണല്ലോ പുതുമുറക്കവികളുടെ വരവ്. അനിതാ തമ്പി, വീരാൻ കുട്ടി, പി രാമൻ, അൻവർ അലി അനിതാ തമ്പിയും വീരാൻ കുട്ടിയുമൊക്കെ ഞാൻ വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കുന്ന കവികളാണ്. അതിനൊക്കെശേഷം ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കവികളെ ഞാൻ വളരെ കുറച്ചേ വായിച്ചിട്ടുള്ളു. എഫ്ബിയിൽ വരുന്ന ചില കവിതകളൊക്കെ വായിക്കും. എഫ്ബിയിൽ കവിതകളുടെ കുത്തൊഴുക്കല്ലേ അതിൽ ഏത് വായിക്കണം, വായിക്കണ്ട എന്നതറിയില്ല. ഇങ്ങനെയൊക്കെയായിരുന്നു എൻ്റെ കവിതാജീവിതം. ഷാ: താങ്കളുടെ കവിതയിൽ നിഴലിക്കുന്ന ഒരു വിഷാദാത്മകതയുണ്ടല്ലോ. അതിനെപ്പറ്റി.. ക്ഷേമ: കവിതയിലെ വിഷാദാത്മകത ഇതിലും കൂടുതലായിരുന്നു ഞാൻ ഏകയാണ്' എന്ന ഒരു കവിതയൊക്കെ ഞാനെഴുതിയിട്ടുണ്ടായിരുന്നു. ആ കവിത ഒരിക്കൽ കവിയരങ്ങിന് ചൊല്ലിയപ്പോൾ 'എന്താ കുട്ടീ ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ' എഴുതുന്നതെന്ന് പലരും ചോദിച്ചു. ഷാ: താങ്കളുടെ കവിതാജീവിതത്തിന്റെ ഒരു മാനിഫെസ്റ്റോ എന്നവണ്ണം തോന്നി 'ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത. അതിനെപ്പറ്റി ഒന്നു പറയാമോ? സസ്യശാസ്ത്രത്തിലേക്കുള്ള ആ നീക്കം ഒരു ഒളിച്ചോട്ടമല്ലേ? ക്ഷേമ ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത ഡിഗ്രി പഠനകാലത്ത് എഴുതിയിട്ടുള്ളതാണ്. സസ്യശാസ്ത്രവുമായിട്ട് എനിക്ക് കാര്യമായ ബന്ധമൊന്നുമില്ല. അന്ന് സുഹൃത്ത് ജ്യോതി, സെക്കൻ്റ് ഇയറിൽ നമ്മുടെ ആർട്സ് കോളേജിൽ വരുന്നതുവരെ. സെക്കൻ്റ് ഇയറിലാണല്ലോ ജ്യോതി ബോട്ടണി ക്ലാസിലേക്ക് വരുന്നത്. അപ്പോഴാണ് ബോട്ടണി ക്ലാസിലെ കുട്ടികളുമായി കൂടുതൽ ഒരറ്റാച്ച്മെൻ്റ് ഉണ്ടാകുന്നതും സസ്യ ശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നതും. അവരൊക്കെയായിട്ടുള്ള ബന്ധത്തിൽ നിന്നുകൂടിയാണ് 'ചരിത്രവും സസ്യശാസ്ത്രവും' എന്ന കവിത പിറവിയെടുക്കുന്നത്. ചരിത്രത്തിൽ നിന്നും സസ്യശാസ്ത്രത്തിലേക്ക് എന്തുകൊണ്ട് ഓടിയൊളിക്കുന്നു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം ആ കവിതയിൽത്തന്നെയുണ്ടല്ലോ. അതിൽ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്. സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മൃദുലതയേയാണ് ഞാനിഷ്ടപ്പെടുന്നത്. ചരിത്രത്തിൻ്റെ ചോരപുരണ്ട ഏടുകൾ വേണ്ട. അതിൻ്റെയൊരു ക്രൗര്യത്തിലേക്ക് പോവാൻ ഞാനാഗ്രഹിക്കുന്നില്ല. സസ്യശാസ്ത്രത്തിൻ്റെ ആ ഒരു മിനുസത്തെ, അല്ലെങ്കിൽ മൃദുലതയെ ഇഷ്ടപ്പെടുന്നു. അതിനു കാരണങ്ങളൊക്കെ നിരത്തിയിട്ടുമുണ്ട്. യഥാർഥത്തിൽ ആ കവിതയിലെ സംഘർഷം സസ്യശാസ്ത്രവും ചരിത്രവും തമ്മിലല്ല. പ്രകൃതിയും മനുഷ്യനും തമ്മിലാണ്. ഷാ: ഒരു വിക്ടോറിയൻ സദാചാരം ക്ഷേമയുടെ കവിതാപരിസരങ്ങളെ നിർണയിക്കുന്നു എന്നു തോന്നിയിട്ടുണ്ട്. ക്ഷേമ: സദാചാരം എന്ന വാക്ക് അല്ലെങ്കിൽ ആ ഒരു ബോധം ആപേക്ഷികമാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ സദാചാരബോധമായിരിക്കില്ല ഫ്രാൻസ് എന്ന രാജ്യത്തെ സദാചാരബോധം. യുകെയിലെ സദാചാരബോധമല്ലല്ലോ പാക്കിസ്ഥാനിലേത്. ഇവിടെ നമുക്ക് സദാചാരം എന്നുള്ളതിന് വേണമെങ്കിൽ ഒറ്റവാക്കിൽ, സദാചാരം പൊതുധാരയിൽനിന്നും ഒറ്റപ്പെടുന്നതിലുള്ള ഭയം എന്നുപറയാം. ഒരു സമൂഹത്തില്‍ സദാചാരാഭിമുഖ്യം പ്രകടിപ്പിക്കുന്നവര്‍ ആ സമൂഹത്തിൻ്റെ പൊതുധാരാ സ്വഭാവത്തോട് ചേർന്നുനിന്നില്ലെങ്കിൽ ഒറ്റപ്പെട്ടുപോകുമോ എന്നു ഭയപ്പെടുന്നവർ മാത്രമാണ്. റോസ്മേരിയുടെ കവിതയിലൊക്കെ പറയുമ്പോലെ, രാത്രി മുഴുവൻ ഒറ്റയ്ക്ക് ഒരു കടൽതീരത്ത് അലയാനെനിക്ക് മോഹമുണ്ട്. അങ്ങനെയുള്ള മോഹങ്ങൾ എനിക്ക് മാത്രമല്ല ഓരോ സ്ത്രീയുടേയും ഉള്ളിൻ്റെയുള്ളിലുണ്ട്. ഭയം മാത്രമാണവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഭയത്തിൽ നിന്നും സ്വതന്ത്രമായ ഒരു സമൂഹമാണെങ്കിൽ, ഒരു ലോകമാണെങ്കിൽ സമൂഹവും ഇങ്ങനെയാവില്ല, ലോകവുമിങ്ങനെയാവില്ല. ഈ പറയുന്ന പല ആളുകളും സദാചാരത്തെ ലംഘിക്കാനാഗ്രഹിക്കുന്നുണ്ടാകും. സ്വതന്ത്രമായി നടക്കാനാഗ്രഹിക്കുന്നുണ്ടാകും. പക്ഷെ ഉള്ളിലുള്ളൊരു ഭയമുണ്ടല്ലോ, ഏകാന്തതയോട് മനുഷ്യനുള്ളൊരു ഭയം. പലവിധത്തിലുള്ള ഏകാന്തതയുണ്ടല്ലോ, ആൾകൂട്ടത്തിൽ തനിച്ചായിപ്പോകുന്ന ഏകാന്തത, സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോവുമ്പോഴുള്ള ഏകാന്തത, ഒരു കാരാഗൃഹത്തിലടയ്ക്കപ്പെടുമ്പോഴുള്ള ഏകാന്തത, അവനവനിൽതന്നെയുള്ള ഏകാന്തത അങ്ങിനെയങ്ങിനെ ഏകാന്തത അല്ലെങ്കിൽ ഒറ്റപ്പെടലിനെ ആളുകൾ അഥവാ മനുഷ്യസമൂഹം വല്ലാതെ ഭയക്കുന്നുണ്ട്. ഒറ്റപ്പെടാൻ ഭയമില്ലാത്തവർക്ക് ഒരു സദാചാരവും പാലിക്കേണ്ടതില്ല. ഒരു ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളോട് സദാചാരത്തെക്കുറിച്ച് ചോദിച്ചുനോക്കൂ. അയാളെന്താവും മറുപടി പറയുക? അപ്പോൾ സദാചാരം എന്നുപറയുന്നത് തീർത്തും സമൂഹങ്ങൾ തമ്മിൽ, രാജ്യങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, മനുഷ്യർ തമ്മിൽതന്നെ ആപേക്ഷികമായിട്ടുള്ളൊരു കാര്യമാണെന്നാ തോന്നിയിട്ടുള്ളത്. വിക്ടോറിയൻ സദാചാര ബോധത്തിൽനിന്നുകൊണ്ടാണ് ഞാൻ കവിതയെഴുതുന്നത് എന്ന് പറഞ്ഞു. ഒരു പരിധിവരെ ശരിയായിരിക്കും. കാരണം ഈ പറഞ്ഞപോലെ ഭയവും ഉൽക്കണ്ഠയും കൂടുതലുള്ള ഒരാളാണ് ഞാൻ. ഒന്നിനേയും ഭയമില്ലാത്ത ഒന്നിനോടും ഉൽക്കണ്ഠയില്ലാത്ത ആളായിരുന്നു ഞാനെങ്കിൽ എൻ്റെ കവിത ഇങ്ങനെയാവില്ലായിരുന്നു. എഴുത്തും ഇങ്ങനെയാവില്ലായിരുന്നു. ഞാൻ തന്നെ ഇങ്ങനെയാവില്ലായിരുന്നു. ഷാ: ഇപ്പോൾ സ്ത്രീകളുടെ കൂട്ടായ്മകൾ ധാരാളം ഉണ്ടാകുന്നുണ്ട്. പുതിയ ഈ ജീവിതാഘോഷത്തെ എങ്ങിനെ കാണുന്നു? ക്ഷേമ: ഒരു ഘട്ടം കഴിഞ്ഞാൽ നമ്മൾ നമ്മുടെ അതേ വേവ് ലെങ്ങ്ത്തുള്ള സുഹൃത്തുക്കളോട് കൂടുതൽ ഷെയർ ചെയ്യുന്നു. ഒരുപാട് പെൺയാത്രകളും പെൺകുട്ടായ്മകളുമൊക്കെ വരുന്നത് ഇതിൻ്റെ ഭാഗമായിട്ടായിരിക്കും. ഏകദേശം ഒരു നാല്പതുവയസ്സ് അല്ലെങ്കിൽ ഒരു മുപ്പത്തഞ്ച് വയസ്സ് കഴിയുന്നതോടുകൂടി അങ്ങനെയൊരു ലൈഫിലേക്ക് പോയിട്ട് കുറേ സന്തോഷം കണ്ടെത്താൻ വേണ്ടി സ്ത്രീകൾ പുരുഷൻമാരും അങ്ങനെയാവാം ശ്രമിക്കുന്നത് എന്നെനിക്ക് തോന്നുന്നു. ഇപ്പോഴത്തെ സ്ത്രീകളുടെ ആഘോഷങ്ങളെക്കുറിച്ച് ചോദിച്ചല്ലോ. സ്ത്രീകൾ പരമാവധി ആഘോഷിക്കണമെന്നാണ് എൻ്റെ അഭിപ്രായം. അങ്ങനെ ഒരുപാട് സ്ത്രീകൾ ജീവിതമാഘോഷിച്ച് പൊതുധാരയിലേയ്ക്ക് വരുമ്പോൾ, കുറേ പേർക്കെങ്കിലും അവരോടൊപ്പം ചേരാൻ ആത്മവിശ്വാസവും ധൈര്യവും കിട്ടും. അങ്ങനെ ഓരോരുത്തരും ചേർന്നുചേർന്ന് ജീവിതമൊരാഘോഷമാക്കി മാറ്റാൻ സാധിക്കുകയാണെങ്കിൽ അത് ഏറ്റവും വലിയൊരു മാറ്റമായിരിക്കും സമൂഹത്തിലുണ്ടാക്കുക. ഷാ: താങ്കളുടെ ബൈബിൾ അനുഭവത്തെപ്പറ്റി പറയാമോ? ക്ഷേമ: ബൈബിൾ മനോഹരമായ ഒരു സാഹിത്യരൂപം തന്നെയാണ്. എന്തുമാത്രം ഉപമകളാണ് അതിലുള്ളത്, മറ്റെവിടെയും കാണാൻകഴിയാത്ത രീതിയിൽ. അതിലെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗങ്ങളാണ് സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ, ഉത്തമ ഗീതങ്ങൾ ഒക്കെ. ഉത്തമ ഗീതങ്ങൾ എന്നു പറയുന്നത് യേശു ക്രിസ്തുവിനെ മണവാളനായും സഭയെ മണവാട്ടിയായും കണ്ടുകൊണ്ടുള്ള സംഭാഷണങ്ങളാണ്. പ്രേമബദ്ധരായ ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ് അത്. ഇത്രയും സുന്ദരമായൊരു പ്രണയകവിത വേറെയെവിടെയും വായിക്കാൻ പറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് അതിൽ കൊടുത്തിട്ടുള്ള സ്ത്രീയെ വർണ്ണിക്കുന്ന രണ്ട് ഉപമകൾ പറയാം നിൻ്റെ തലമുടി ഗിലയാദ് മലഞ്ചരുവുകളിലേക്ക് ഇറങ്ങി വരുന്ന കോലാട്ടിൻ പറ്റം പോലെയാണ് കുളി കഴിഞ്ഞ് വരുന്ന ചെമ്മരിയാടുകളെ പോലെ ഒന്നൊഴിയാതെ നിരയൊത്തതാണ് നിൻ്റെ പല്ലുകൾ ഇത്തരം ഉപമകളൊക്കെ വേറെയേതെങ്കിലും കവിതകളിൽ നമ്മൾ വായിച്ചിട്ടുണ്ടോ? എൻ്റെ ഓർമ്മയിൽ അങ്ങനെ വരുന്നില്ല. എൻ്റെ കവിതയിൽ രണ്ടുമൂന്നു സ്ഥലങ്ങളിൽ ബൈബിളിലെ ചില രൂപകങ്ങൾ പരാമർശിക്കുന്നുണ്ട്. അത് അബോധപൂർവ്വമായി വന്നതായിരിക്കും. എഴുതിയപ്പോൾ അങ്ങനെ വന്നുപോയതാണ്. ബൈബിൾ ചെറിയ രീതിയിലെങ്കിലും എന്നെ സ്വാധീനിച്ചിട്ടുണ്ടാവാം ഞായറാഴ്ച' എന്ന കവിതയിൽ തന്നെ പറയുന്നുണ്ടല്ലോ 'വിലപിക്കുന്നവൻ്റെ കാൽവരിസംഗീതം നെഞ്ചിൽ കുറുകിയമരുമ്പോൾ കുർബാനയുടെ കാപട്യങ്ങൾ വെള്ളിക്കാസകളിൽ നുരയ്ക്കുന്ന വീഞ്ഞാകുന്നു' എന്ന്. ഞായറാഴ്ചകളിൽ കുർബാന കാണുമ്പോൾ കാണുന്ന, നമ്മുടെ മനസ്സിലുള്ള ഇമേജുകളാണ് വെള്ളിക്കാസയും നുരയ്ക്കുന്ന വീഞ്ഞുമൊക്കെ. അതിനെ മറ്റൊരു രൂപത്തിൽ ഞാനതിലെഴുതിയെന്ന് മാത്രമേയുള്ളൂ. അതൊക്കെ അബോധപൂർവ്വം വന്നു പോയതാണ്. അതുപോലെത്തന്നെ 'യാത്രികൻ്റെ വൃക്ഷം' എന്ന മറ്റൊരു കവിതയുടെ അവസാനവരികൾ 'ജീവൻ്റെ ഈ വൃക്ഷത്തിൽ നിന്നും തിരിച്ചറിവിൻ്റെ കനി ഭക്ഷിച്ച് മനുഷ്യനെ പോലെയാകണമേ' എന്നാണ്. എദൻ തോട്ടവും ആദവും ഹവ്വയുമൊന്നും ആ വരികളെഴുതുമ്പോൾ എൻ്റെ മനസ്സിൽ വന്നിട്ടില്ല. അബോധപൂർവ്വമായി വന്നുപോയെന്നു മാത്രം. അതാണ് ഞാൻ പറഞ്ഞത്, എന്നെ ബൈബിൾ ഒരു പക്ഷെ സ്വാധീനിച്ചിരിക്കാം. അബോധത്തിലെവിടെയോ അല്ലെങ്കിൽ ഉപബോധ മനസ്സിലെവിടെയോ അത് കിടക്കുന്നതു കൊണ്ടായിരിക്കാം. അതു പോലെ തന്നെ നിഷ്കാസിതൻ്റെ ബൈബിൾ, തിരസ്കൃതൻ്റെ ബൈബിൾ എന്നൊക്കെ ഒന്നുരണ്ടു കവിതകളിലൊക്കെ വന്നിട്ടുണ്ട്. നിഷ്കാസിതനും തിരസ്കൃതനുമായ യേശുവാണല്ലോ ബൈബിളിലെ നായകൻ. ഷാ: താങ്കളുടെ കവിതകൾ സൗന്ദര്യത്തെക്കാളും സത്യത്തെയാണ് സ്പർശിക്കാൻ ശ്രമിക്കുന്നത് എന്നു തോന്നുന്നു. ക്ഷേമ: അത് ഒരു പരിധിവരെ ശരിയാണ്, ചില കവിതകളെ സംബന്ധിച്ച് നോക്കുമ്പോഴെങ്കിലും. മൂടൽമഞ്ഞ് എന്ന ഒരു കവിതയുണ്ട് ഇതിൽ. തവാങ്ങിലേക്ക് യാത്ര ചെയ്യുമ്പോൾ സെലാപാസ് കടന്നു പോവാനുണ്ട്. സെലാപാസ് കടന്നുപോവണമെങ്കിൽ അഞ്ചാറു മണിക്കൂർ മൂടൽമഞ്ഞിൽകൂടെ തന്നെ യാത്ര ചെയ്യണം. ഒന്നും കാണുന്നില്ല. മൂടൽമഞ്ഞ് മാത്രം. വെളുത്ത മൂടൽമഞ്ഞ്. വല്ലാത്തൊരനുഭവമായിരുന്നു അത്. മേഘങ്ങൾക്കിടയിലൂടെയൊക്കെ സഞ്ചരിക്കും പോലെ. അതില്‍ വല്ലാത്തൊരു സൗന്ദര്യവുമുണ്ട്, ഒരു ഭയാനകതയുമുണ്ട്. എന്നിങ്ങനെ നാലുവരികൾ ഞാനതിലെഴുതിയിട്ടുണ്ട്. ആ മനോഹാരിതയുടെയിടയിൽ പോലും, എന്തോ അങ്ങനെ കൂടി കാണാൻ എനിക്ക് തോന്നി. അതുപോലെത്തന്നെ വേറൊരു കവിതയുണ്ട് ഹിമപ്പാടങ്ങൾക്കരികിൽ അതും അങ്ങനെ തന്നെ. കിലോമീറ്ററുകളോളം ഹിമപ്പാടം മാത്രം. അതായത് ഒരു പച്ചപ്പോ, പച്ചപ്പ് പോയിട്ട് ഒരു കറുപ്പ് കുത്തുപോലുമില്ലാതെ വെളുത്ത ഹിമപ്പാടം മാത്രം കാണുന്ന വല്ലാത്തൊരു കാഴ്ച. അതും ഒരു തരത്തിൽ പറഞ്ഞാൽ മനോഹരമായ കാഴ്ചയാണ്. പക്ഷെ ഹിമപ്പാടങ്ങളുടെ ധവളിമയിൽ കാഴ്ചകളും കാലങ്ങളുമറ്റുപോകുന്നു. ഒടുക്കമോ തുടക്കമോ ഇല്ലാതെ മുറിഞ്ഞു മുറിഞ്ഞു പോകുന്ന സ്വപ്നംപോലെ വിഭ്രാന്തിയുടെ പകപ്പ്. ഭയാനകമായ ഈ വെളുപ്പ് മിഴിവെളിച്ചങ്ങൾ അസ്തമിപ്പിക്കുന്നു. ഭീകരമായ ഈ നിശബ്ദത കാതുകളെ ബധിരമാക്കുന്നു അങ്ങനെയങ്ങനെയാണ് ആ കവിത എഴുതിപ്പോയിട്ടുള്ളത്. ഷാനവാസ് പറഞ്ഞതിൽ കുറച്ച് വാസ്തവമുണ്ടെന്ന് പറയാനാണ് ഈ കവിതകളെ ഉദ്ധരിച്ചത്. ഷാ: ക്ഷേമയുടെ ആദ്യകാല കവിതയിലെ യുക്തിഭദ്രതക്ക്‌ പില്‍കാലത്ത് ഒരു അയവുവന്നതായി കാണാം. പതുക്കെ ഒരു ധ്യാനാത്മകത അതിനെ ചൂഴുന്നു. മീരയുടേയും റാബിയയുടേയുമൊക്കെ അനുഭവങ്ങളിലേക്ക് ഭാവിയിൽ താങ്കൾ എത്തുമെന്ന് കരുതാമോ? ക്ഷേമ: ആദ്യകാലങ്ങളിൽ എഴുതിയിട്ടുള്ള കവിതകളുടെ കടുത്ത യുക്തിഭദ്രതയിൽ നിന്നും പിന്നീടൊരു ചെറിയ അയവ് സംഭവിച്ചിട്ടുണ്ട്. വീണ്ടും മുന്നോട്ടുപോകുമ്പോൾ ചെറിയ രീതിയിലെങ്കിലും കണ്ടംപ്ലേഷനിലേക്ക് എത്തുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്. പക്ഷെ അത് ഇരുപതുകളിൽ നിന്നും നാല്പതുകളിലേക്കൊക്കെ എത്തുമ്പോൾ ഉണ്ടാവുന്ന പക്വതയോ അല്ലെങ്കിൽ ഭൗതികമായ പരികല്പനകളിലുണ്ടാവുന്ന മാറ്റമോ ഒക്കെയാവാം. പക്ഷെ ഏതായാലും മീരയേയും റാബിയയേയും പോലുള്ള തീവ്രമായ ആത്മാവിഷ്കാരത്തിലേക്കൊന്നും എത്താൻ പോകുന്നില്ല. ബൈബിളായാലും ശരി ഖുറാനായാലും ശരി നമ്മൾ അതിനെ ഏതു കാഴ്ചപ്പാടോടെ വായിക്കുന്നു എന്നുള്ളതാണ് പ്രധാനം. ബൈബിൾ വായിച്ചതുകൊണ്ടോ ഖുറാൻ വായിക്കുന്നതുകൊണ്ടോ ഒന്നും നമ്മൾ ഭക്തിയിലേക്ക് പോകുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. മീരയേയും റാബിയയേയും പോലുള്ള സ്ത്രീകൾ ഭൗതികമായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രരായവരാണ്. ശിവനും കൃഷ്ണനുമെല്ലാം അവരെ സംബന്ധിച്ചിടത്തോളം ആരാധനയ്ക്കുള്ള മൂർത്തരൂപങ്ങളല്ല. അതൊരു ഭാവം മാത്രമാണ്. തന്നിൽ നിന്നുതന്നെ സ്വതന്ത്രമായിട്ട് മറ്റൊരു ഭാവത്തിലേക്ക് ലയിച്ചുകൊണ്ട് ആ ഭാവം പ്രണയമാകാം, അല്ലെങ്കിൽ ഭക്തിയാവാം. എല്ലാതരം കെട്ടുപാടുകളിൽ നിന്നുമുള്ള ഒരു രക്ഷപ്പെടലാണത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. എൻ്റെ അമ്മയുടെ വിശ്വാസത്തേയും ബൈബിൾ വായനയേയും കുറിച്ച് പറഞ്ഞല്ലോ. അത് അമ്മയെ പോലുള്ള, എനിക്കറിയാവുന്ന പല സത്രീകളും ഏകാന്തതയേയൊക്കെ മറികടക്കാൻ വേണ്ടിയിട്ട് ഭക്തി ഒരു മാധ്യമമാക്കി മാറ്റാറുണ്ട്. അവരുടെ യഥാർഥ ലക്ഷ്യം എന്തിലെങ്കിലും അഭയം കണ്ടെത്തുക എന്നതു മാത്രമാണ്‌. ചിലർക്കത് പ്രണയമാവാം. ചിലർക്കത് ഭക്തിയാവാം. എല്ലാം ഒന്നിൻ്റെ തന്നെ വ്യത്യസ്ത രൂപങ്ങൾ. ഭയത്തിൽ നിന്നുള്ള മോചനം ആളുകളെ സർവ്വതന്ത്ര സ്വതന്ത്രരാക്കും.അത്തരമൊരു ജീവിതം ഒരാളുടെ ക്രിയേറ്റിവിറ്റിയെ ഒരുപാട് വർദ്ധിപ്പിക്കും. ഷാ വിവാഹിത' എന്ന കവിതയെക്കുറിച്ചു പറയാമോ? ക്ഷേമ: പഠനകാലമൊക്കെ കഴിഞ്ഞ് പിന്നെ കുറേ സത്യങ്ങളിലേക്ക്, യാഥാർത്ഥ്യങ്ങളിലേക്ക് എത്തുകയാണ്. പഠനകാലത്ത് അല്ലെങ്കിൽ ചെറുപ്രായത്തിൽ ജീവിതത്തെക്കുറിച്ചുള്ള ഇമാജിനേഷനുകൾക്കാവും മുൻതൂക്കം. പക്ഷെ യാഥാർത്ഥ്യമെന്താണെന്ന് നമ്മൾ പിന്നീട് കണ്ടെത്തുകയാണ് വിവാഹിത' പോലെയൊക്കെയുള്ള കവിത പോലെ. കവിതയിൽ നമ്മളെഴുതുന്നത്, ഞാനായാലും മറ്റൊരാളായാലും എല്ലാം നമ്മുടെ മാത്രം അനുഭവങ്ങളല്ല.'വിവാഹിത' എന്ന കവിത എൻ്റെ മാത്രം അനുഭവമായിട്ടല്ല എഴുതുന്നത്. എൻ്റേതും കുറച്ചുണ്ടാവാം. മൊത്തം വിവാഹിതകളുടെ ഒരു അനുഭവമായിട്ട്, ഒരു സാമൂഹികപ്രശ്നമായി കണ്ടുകൊണ്ടാണ് അതെഴുതിയത്. വിവാഹജീവിതത്തിൽ, ഇനിയിപ്പോ ഏതു ജീവിതത്തിലാണെങ്കിലും, എല്ലാവരോടുമുള്ള അഡ്ജസ്റ്റ്മെൻ്റാണല്ലോ ജീവിതം. അച്ഛനോടാണെങ്കിലും അമ്മയോടാണെങ്കിലും ഭർത്താവിനോടാണെങ്കിലും മക്കളോടാണെങ്കിലും സുഹൃത്തുക്കളോടാണെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തേ പറ്റു. അപ്പാൾ കുറേ അസ്വാരസ്യങ്ങൾ ജീവിതത്തിലുണ്ടാകും. ഒരു ഭാര്യയും ഭർത്താവുമാണെങ്കിൽ അവർ രണ്ട് വ്യക്തിജീവിതത്തിൽ നിന്നും വരുന്ന ആളുകളാണ്. പൊതുവെ പറയുകയാണെങ്കിൽ ഏറെക്കുറേ ആശയപരമായി യോജിച്ചു പോവുന്നവരാണ് എങ്കിൽപോലും ഒരുപാട് അസ്വാരസ്യങ്ങളുണ്ടാവും. അപ്പോൾ ഒരു കവി അല്ലെങ്കിൽ ഒരു കഥാകാരൻ ചെയ്യുക, അവർക്കിടയിലുള്ള, രണ്ടാളുകൾക്കിടയിലുള്ള ചെറിയ ഒരു വിടവിനെയോ, സംഘർഷത്തെയോ പോലും എക്സാജറേറ്റ് ചെയ്യും. അങ്ങനെയാണല്ലോ നമ്മളെഴുതുമ്പോൾ പൊലിപ്പിച്ച് കാണിക്കുമല്ലോ അത് പലരും പല രൂപത്തിലാവും എഴുതുക. ഓരോരുത്തരുടേയും ഇൻഡിവിജ്വാലിറ്റി അനുസരിച്ചിരിക്കും. രണ്ടുപേർ തമ്മിലുള്ള സംഘർഷങ്ങൾ, ചിലർ മറ്റേയാളോട് കലഹിച്ചു കൊണ്ടായിരിക്കും പ്രകടിപ്പിക്കുക. മറ്റുചിലർ അവനവനോടു തന്നെ കലഹിച്ചുകൊണ്ടായിരിക്കും. മൂന്നാമതൊരു വിഭാഗമാളുകൾ വളരെ നിശബ്ദമായി തന്നിലേക്ക് തന്നെ ഒതുങ്ങിക്കൊണ്ടും. അത് കഥയായാലും കവിതയായാലും നോവലായാലും പലരും പല രീതിയിലായിരിക്കും എഴുത്തിലൂടെ പ്രതികരിക്കുന്നതും പ്രശ്നങ്ങളെ പരിഹരിക്കുന്നതും. ഷാ നിന്നെ അന്വേഷിച്ച്‌ നിന്നെ തന്നിൽത്തന്നെ കണ്ടെത്തുന്ന അല്ലെങ്കിൽ തിരിച്ചും ഈ ഒരു പ്രമേയം താങ്കളുടെ കവിതയിൽ ആവർത്തിക്കുന്നത് കാണാം. വിശദീകരിക്കാമോ? ക്ഷേമ: പല കവിതകളിലും എന്നിൽതന്നെ നിന്നെക്കൂടി കണ്ടെത്തുന്ന ആ ഒരവസ്ഥ എഴുതിയിട്ടുണ്ട്. രണ്ടു പേർ തമ്മിലുള്ള ബന്ധം, അതേതു ബന്ധമായാലും, അത് സൗഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും, ഇനി ഡോഡിത്താൽ പോലെ പ്രകൃതിയുമായിട്ടുള്ള ബന്ധമായാലും, നിന്നെ അന്വേഷിച്ചന്വേഷിച്ച് അവസാനം ഞാനത് എന്നിൽ തന്നെ കണ്ടെത്തുന്നുവെന്ന് പറയുമ്പോൾ, രണ്ട് എന്നുള്ള ആ ദ്വന്ദത്തെ ഒരു ഏകത്വത്തിലേക്ക് എത്തിക്കുക, അതായത് 'ഞാൻ നീ തന്നെ'എന്ന നിലയിൽ വേർതിരിവില്ലാതെ, ഞാനും നീയും ഒന്നാകുന്നു, ഞാൻ നീയാകുന്ന, നീ ഞാനാകുന്നു എന്ന നിലയിൽ, രണ്ടുപേർക്കിടയിൽ വിടവുകളില്ലാതെ ഒന്നായിത്തീരുന്ന പരമമായ സ്നേഹത്തിൻ്റെ ഒരവസ്ഥയായിട്ട് അതിനെ വിശേഷിപ്പിക്കാം. കേദാർനാഥ് തുടങ്ങി തുംഗനാഥ് വരെയുള്ള പഞ്ചകേദാരങ്ങളുണ്ടല്ലോ, ഹിമാലയത്തിൽ നമ്മൾ കാണുന്നത്, ഈ അഞ്ച് കേദാരങ്ങളിലും ശിവൻ്റെ അഞ്ചുഭാഗങ്ങളെയാണ് ആരാധിക്കുന്നത്. ഒരിടത്ത് ശിവൻ്റെ ബാഹുക്കൾ, ഒരിടത്ത് മുതുക്, ആ രീതിയിൽ അഞ്ചിടത്ത് അഞ്ച് ഭാഗങ്ങളെയാണ് ആരാധിക്കുന്നത്. കേദാർനാഥിൽ നിന്നും തുടങ്ങി തുംഗനാഥിൽ എത്തുമ്പോൾ അവിടെ ഒരു വിഗ്രഹമോ ആരാധനാ മൂർത്തിയോ ഇല്ല. അവിടെ പ്രകൃതിതന്നെയായി മാറുന്നുണ്ട് ദൈവം. ഞാനിത് യാദൃശ്ചികമായി ഓർത്തതാണ്. അങ്ങനെയൊരവസ്ഥയുണ്ടാവാം. ഇതൊന്നും നമ്മൾ മനപൂർവ്വം എഴുതുന്നതല്ല, എഴുതുമ്പോൾ ആ രീതിയിലേക്കെത്തുന്നതാണ്. ഷാ: താങ്കളുടെ കവിത വളരെ ആറ്റിക്കുറുക്കിയ മട്ടിലാകുന്നത് എന്തുകൊണ്ടാണ്? ക്ഷേമ: കവിതയാണെങ്കിലും ഒരുപാടെഴുതാവുന്ന യാത്രാവിവരണമാണെങ്കിലും ചുരുങ്ങിച്ചുരുങ്ങിപ്പോകുകയാണ് ചെയ്യുന്നത് എന്നത് വാസ്തവംതന്നെ. സത്യം പറഞ്ഞാൽ ഈ വിഷയങ്ങളിലൊക്കെ ഇനി ഒരുപാട് പറയാനുണ്ട് എന്ന് എനിക്കറിയാം. ഒരാളോടുള്ള വ്യക്തിപരമായ സംസാരമാണെങ്കിലും വളരെ കുറച്ചേ സംസാരിക്കാറുള്ളൂ. വളരെ ഷോർട്ടായിട്ട്. അതെൻ്റെ സ്വഭാവത്തിൻ്റേയോ ജീവിതത്തിൻ്റെയോ ഒക്കെ ഒരു ഭാഗമായി മാറിയിട്ടുണ്ട്. ദീർഘമായി എഴുതിയിട്ടുള്ള പല കവിതകളും വെട്ടിച്ചുരുക്കാറുണ്ട്. ആറ്റൂരിൻ്റെ കവിതകളൊക്കെ വളരെ താല്പര്യമുള്ള കൂട്ടത്തിലാ ഞാന്‍. പൊതുവെ ആ കുറുകിയ കവിതകൾ. കുറുകുന്തോറും ഫലം കൂടും എന്നുള്ള ഒരഭിപ്രായം എനിക്കുണ്ട്. എൻ്റെ കുറുകിയ കവിതകൾ നല്ല കവിതകളാണെന്നല്ല ഈ പറഞ്ഞതിനർത്ഥം. ഷാ: താങ്കളുടെ ജീവിതത്തിലെ രാഷ്ട്രീയത്തെയും ആത്മീയതയേയും കുറിച്ച് പറയാമോ? ക്ഷേമ: ആത്മീയതയും രാഷ്ട്രീയവുമായൊക്കെ ബന്ധപ്പെട്ട് പറയുകയാണെങ്കിൽ, എൻ്റെ വീട്ടിലുണ്ടല്ലോ ഷാനവാസ്, അച്ഛൻ അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലൊക്കെ കിടന്നിട്ടുണ്ട്. ഒരു കറകളഞ്ഞ മാർക്സിയനായിരുന്നു എൻ്റെ അച്ഛൻ. ഇപ്പോഴുള്ള രീതിയിലൊന്നുമല്ല. പിന്നെ അന്ന് കെഎസ്ടിഎ അല്ലല്ലോ, അദ്ധ്യാപക സംഘടന കെജിടിഎ ആണ്. അദ്ദേഹം കെജിടിഎ യുടെ സ്ഥാപക നേതാവായിരുന്നു, കടുത്ത നിരീശ്വരവാദിയായിരുന്നു. അമ്മ അച്ഛനെ കല്യാണം കഴിച്ചതിനുശേഷം ആ ഒരു മാർക്സിയൻ, എന്താ പറയ്യാ, അമ്മയും ഒരു ഇടതുപക്ഷ ചായ്‌വുള്ള ഒരാളായി മാറിയിട്ടുണ്ട്. പക്ഷെ എന്നാലും അതിൻ്റെ ഒരു ഫിലോസഫിക്കലായിട്ടുള്ള കാര്യങ്ങളോ, അല്ലെങ്കിൽ എന്താണ് മാർക്സിസം എന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. വീട്ടിലെ സാഹചര്യത്തിൽ മാർക്സിസ്റ്റായ അച്ഛനോടൊപ്പം ജീവിക്കുകയും, ചുറ്റുപാടിലും താമസിക്കുന്നവരൊക്കെ ഇതേപോലെ ഇടതുപക്ഷ ചിന്താഗതിയുള്ളവരായതിനാല്‍ ഇടതുപക്ഷ ജീവിതത്തിലേക്ക്, ആശയത്തിലേക്ക് അമ്മയും എത്തിയെന്നു മാത്രം..എങ്കിൽപോലും ശരിക്കും എൻ്റെ അമ്മ വലിയ വിശ്വാസിയായിരുന്നു. നല്ല വിശ്വാസി. ഞായറുകളിൽ പള്ളിയിൽ പോവുക എന്നത് മാത്രമല്ല, എന്നും വീട്ടിൽ പ്രാർത്ഥിക്കണമെന്ന് നിർബന്ധമുള്ള, യാഥാസ്ഥിതികമായിട്ടുള്ള വിശ്വാസം തന്നെയാണുണ്ടായിരുന്നത്. എല്ലാ ആഴ്ചയിലും ഞങ്ങളെ പള്ളിയിൽ പോകാൻ നിർബന്ധിക്കും. അതേ സമയം അച്ഛൻ പള്ളിയുടെ പടിക്കൽ പോലും വരില്ല. ക്രിസ്മസിൻ്റെ സമയത്തൊക്കെ പള്ളീന്ന് തിരിച്ചു വരാൻ രാത്രി ബുദ്ധിമുട്ടാവുമ്പോൾ (ഞാനും എൻ്റെ ചേച്ചിയും അമ്മയുമല്ലേയുള്ളൂ അച്ഛൻ ഞങ്ങളെ കൂട്ടാൻ വേണ്ടി പള്ളിയുടെ പുറത്തുള്ള റോഡിൽ വന്നുനിൽക്കും. എന്നിട്ട് കൂട്ടിക്കൊണ്ടുപോവും. അങ്ങനെ ചെയ്തിരുന്നൊരാളാ. കേശവൻ്റ വിലാപങ്ങൾ എന്ന നോവലിലൊക്കെ പറഞ്ഞതുമാതിരി, ഞാനൊക്കെ ജനിച്ചുവീഴുമ്പോൾ കാണുന്നതുതന്നെ, മാർക്സിൻ്റെയും എംഗൽസിൻ്റേയുമൊക്കെ ഫോട്ടോകളാണ്. അതൊക്കെ കണ്ടുകൊണ്ടാണ് വളരുന്നത്. അക്കൂട്ടത്തിൽ തന്നെ ക്രിസ്തുവിൻ്റെ പടവുമുണ്ട്. എല്ലാം താടിക്കാരാണല്ലോ. ഇതൊക്കെയാണ് ഞാൻ കണ്ടു വളരുന്നത്. ഏറ്റവും പ്രശസ്തരായ രണ്ടു മൂന്നു താടിക്കാർ. അത് ഉപബോധമനസ്സിലിങ്ങനെ കുടുങ്ങിയിട്ടുണ്ടാവും. പിന്നെ രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ലൈഫിനെപ്പറ്റി പറഞ്ഞാൽ, മഞ്ചേരിയിൽ ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൻ്റെ മേലേ റോഡിലൊരു പള്ളിയുണ്ട്. ലാറ്റിൻ കാത്തലിക് പള്ളി. ശരിക്കും ഞങ്ങൾ സിറിയൻ കാത്തലിക് ആണെങ്കിലും പോയിരുന്നത് ലാറ്റിൻ കാത്തലിക് പള്ളിയിലാണ്. അവിടത്തെ പള്ളീലച്ചനൊക്കെ ആളുകളുമായിട്ട് നല്ല ബന്ധമായിരുന്നു. അവിടെയൊരു ടീമുണ്ടായിരുന്നു, കുട്ടികളുടെ ഒരു ടീം. കുറേ പേരുണ്ടായിരുന്നു. ക്വയറിൽ ഞങ്ങളൊക്കെയുണ്ട്. ക്രിസ്തുമസ് ട്രീ ഉണ്ടാക്കുന്നതും അതുപോലെ അത്തരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ചെയ്യുന്നതുമെല്ലാം ഞങ്ങളുടെ ഈ ടീമായിരുന്നു. മാത്രമല്ല പള്ളിയിലെന്നും കുർബാനയുടെ ഇടയിൽ ബൈബിൾ വായിക്കാനുള്ളൊരു ടൈമുണ്ട്. ആ സമയത്ത് ബൈബിൾ സ്ഥിരമായി വായിച്ചിരുന്നത് ഞാനാ. എന്നെക്കൊണ്ടാണ് വായിപ്പിച്ചിരുന്നത്. വേറൊന്നും കൊണ്ടല്ല. പള്ളീലച്ചനൊക്കെ പറയുന്നത്, എൻ്റെ വായനയിൽ നല്ല ഭാവമുണ്ട്, നല്ല അക്ഷരസ്ഫുടതയുണ്ട്, കൃത്യമായിട്ടു വായിക്കും, ആളുകളെ അട്രാക്റ്റ് ചെയ്യുന്ന രീതിയിൽ വായിക്കാൻ അറിയാം എന്നൊക്കെയാണ്. അങ്ങനെ എല്ലാ ഞായറും എന്നെക്കൊണ്ട് ബൈബിൾ വായിപ്പിക്കും. ബൈബിളുമായിട്ട് എനിക്ക് അങ്ങനേകൂടി ഒരു ബന്ധമുണ്ട്. വീട്ടിൽ ഞാൻ ബൈബിളൊന്നും വായിക്കാറില്ല. ഒരുപാട് ഉപമകളുടെ ഒരു കലവറയാണല്ലോ ബൈബിൾ. ഒരു സാഹിത്യരൂപം എന്നുള്ള നിലയിൽ നമുക്കതിനെയെടുക്കാം. ഇങ്ങനെ ഈ രണ്ടിൻ്റെയും ഇടയ്ക്കാണ് ഞാൻ വളരുന്നത്. മാർക്സിയൻ കാഴ്ചപ്പാടുകളുടെ, അത്തരം ആശയങ്ങളെ അച്ഛനിൽ നിന്ന് ഉൾകൊണ്ടുകൊണ്ട്. അതേസമയം, അമ്മയിൽ നിന്ന് ഭക്തിനിര്‍ഭരമായ, ബൈബിളും പള്ളിയുമായി ബന്ധപ്പെട്ട ഒരു ജീവിതം. ഉപബോധമനസ്സിലോ അബോധമനസ്സിലോ ഒക്കെ ഇത് രണ്ടും ഇഴചേർന്ന് കിടക്കുന്നുണ്ട്. ഇതൊക്കെ കവിതയിലേക്കെത്തുമ്പോൾ അതുരണ്ടും ചേർന്ന് തിരസ്കൃതരുടെ ബൈബിളായി തീരുന്നുണ്ടാവാം. പിന്നെ ഒരുപാട് ഉപമകൾ അതിലേക്ക് വരുന്നുണ്ടാവാം. അതേപോലെ തന്നെ ക്രിസ്ത്യാനികളുടെ ഇടയിൽ മരിച്ചവരുടെ ദിവസം എന്നൊരു ദിവസമുണ്ട്. അന്ന് സെമിത്തേരി അലങ്കരിക്കൽ ഞങ്ങൾ കുട്ടികളൊക്കെ കൂടിയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മുടെ ജീവിതത്തിലെ അത്തരത്തിലുള്ള കുറേ അനുഭവങ്ങൾ മനസ്സിൽ കിടക്കുന്നുണ്ടല്ലോ. അതിൻ്റെ എല്ലാറ്റിൻ്റെയും കൂടി ഒരു സങ്കലനമാണ് ഈ കവിതകളിൽ വരുന്നത് എന്നെനിക്ക് തോന്നുന്നു. കുട്ടിക്കാലം തീർച്ചയായും കവിതയെ സ്വാധീനിക്കുമല്ലോ. ഷാ: മലയാളിയുടെ വൃത്തിബോധത്തെ പരിഹസിക്കുന്ന താങ്കളുടെ കവിതയെക്കുറിച്ച്.. ക്ഷേമ: അതിമനോഹരമായി ഉണ്ടാക്കിയിട്ടുള്ള, അതിവൃത്തിയുള്ള വീടുകൾക്കുള്ളിൽ ഓടാനോ ചാടാനോ കളിക്കാനോ ഒന്നും സ്വാതന്ത്ര്യമില്ലാതെ, മൊബൈലിൻ്റെയോ ടിവി യുടെയോ മുന്നിൽ മറ്റൊരു യന്ത്രമായിട്ട് ജീവിക്കുന്ന കുട്ടികളും മുതിർന്നവരും സാധാരണ കാഴ്ചയാണ്.'വൃത്തി' എന്നുള്ള കവിത "നിരതെറ്റാതെ അടുക്കിയടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ, ചുളിവീഴാത്ത ബെഡ്ഷീറ്റുകൾ, അതുപോലെ തന്നെ ഒരു മാറാലപോലും പിടിക്കാത്ത വൃത്തിയുളള തിളങ്ങുന്ന ചുവരുകൾ, ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ട തീൻമേശ" ഇങ്ങനെ കുറച്ച് സൂചകങ്ങളിലൂടെയാണ് എഴുതിയിട്ടുള്ളത്. നമ്മുടെ സമകാലീനമായ വൃത്തിബോധത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ് ആ കവിതയിൽ. ദിവസേനയെന്നോണം ഉയർന്നുപൊങ്ങുന്ന, കമനീയവും എന്നാൽ അപകടരമായ വിധത്തിൽ വൃത്തിപൂർണവുമായ വീടുകൾ വ്യാപകമായ കാഴ്ചയാണ്. അത് പ്രത്യക്ഷമായിട്ടുള്ള ഒരു കാഴ്ച മാത്രം. ഇതിൽ പരോക്ഷമായിട്ടുള്ള സാമൂഹിക കാഴ്ചപ്പാട് എന്താണെന്ന് ചോദിച്ചാൽ, അനങ്ങാനോ ചോദ്യം ചെയ്യാനോ മറുത്ത് പറയാനോ സാധിക്കാത്ത ഒരു വ്യവസ്ഥിതിയെന്നോ, അല്ലെങ്കിൽ ഒരു ചട്ടക്കൂടിനുള്ളിൽ മാത്രം നിസ്സഹായരായി ജീവിക്കേണ്ടി വരുന്ന ജനതയെന്നോ, അതുമല്ലെങ്കിൽ ഒന്നിനേയും ചോദ്യം ചെയ്യാതെ ഒന്നിനോടും പ്രതികരിക്കാതെ നിശബ്ദം ജീവിച്ചു പോകുന്ന ഒരു ജനതയെന്നോ, അങ്ങനെ പല വിധത്തിൽ വേണമെങ്കിൽ വ്യാഖ്യാനിക്കാൻ പറ്റും. ഷാ: ക്യാമറ എന്ന കവിതയുടെ പ്രേരണ.. ക്ഷേമ: ക്യാമറ എന്ന കവിത യഥാർത്ഥത്തിൽ സൗന്ദര്യവും സത്യവുമായിട്ടുള്ള ഒരു കലഹമല്ല, അത് ഒറ്റ നോട്ടത്തിൽ അങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിലും. പരോക്ഷമായിട്ട് അതിന് മറ്റു ചില അർത്ഥങ്ങൾ കൂടി ഉണ്ട്. അതായത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ മുമ്പിൽ. ദൃശ്യങ്ങളുടെ ഒരു കാലമാണല്ലോ ഇത്..നമ്മളൊക്കെ പലവിധത്തിലുള്ള ദൃശ്യങ്ങൾക്കിടമകളാണ്. ടി വിയാണെങ്കിലും മൊബൈൽ ഫോണാണെങ്കിലും നമ്മുടെ മുമ്പിൽ നിരന്തരം ദൃശ്യങ്ങളാണുള്ളത്. ഈ ദൃശ്യങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കിൽപെട്ടിട്ട് അതിലെ സത്യം നാം കാണാതെ പോവുന്നു. അയഥാർത്ഥമായിട്ടുള്ള ഒരു പാട് ദൃശ്യങ്ങളുടെ കുത്തൊഴുക്കിൽ സത്യം മറയ്ക്കപ്പെട്ടുപോകുന്നു. സത്യത്തെ നമുക്ക് കാണാൻ സാധിക്കും എന്നുള്ളതാണ് അതിൻ്റെ വേറൊരു വശം. അപ്പോൾ അതും കൂടിയാണ് 'ക്യാമറ' എന്ന കവിത സൂചിപ്പിക്കുന്നത്. എത്ര അപകടകരമായ ദൃശ്യങ്ങളുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്നുള്ളത്. നിറമുള്ള കാഴ്ചകളിൽ നിറങ്ങളില്ലാത്ത സത്യങ്ങളെ നാം വിട്ടു പോവുന്നു. അതുംകൂടിയാണ് ഈ കവിത സൂചിപ്പിക്കുന്നത്. ക്ഷേമ: മൊത്തത്തിൽ കവിതയുടെ ഭാവി എന്നതായിരിക്കും ഷാനവാസ് ഉദ്ദേശിച്ചതല്ലേ? അതിന് മറുപടി പറയുമ്പോൾ കവിത ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് ചിന്തിക്കേണ്ടി വരും. വീരാൻകുട്ടി, അനിതാ തമ്പി, അൻവർ അലി, പി രാമൻ അവരുടെ കാലഘട്ടം കഴിഞ്ഞാൽ പിന്നീടുള്ള കവികളെ കൃത്യമായി ഐഡന്റിഫൈ ചെയ്യാൻ എനിക്ക് പറ്റിയിട്ടില്ല. ആ ഒരവസ്ഥയാണുള്ളത്. ഇപ്പോൾ നമുക്കറിയാം. കണ്ടുമുട്ടുന്നവരൊക്കെ കവികളാണ്. ഒരു തരത്തിൽ കവിത ഇങ്ങനെ ജനകീയവൽക്കരിക്കപ്പെടുന്നത് വളരെ നല്ലതാണ്. യഥാർഥത്തിൽ ചില ആളുകൾ സംസാരിക്കുന്നത് ശ്രദ്ധിച്ചു കേട്ടാൽ അതിൽ കവിതയുണ്ടാകും. ഞാൻ എഫ്ബിയിൽ ഇട്ട ഒരു പോസ്റ്റ് വായിച്ചിട്ടുണ്ടോ എന്നറിയില്ല. ജാന്വേടത്തിയുടെ മഴക്കവിതകൾ എന്ന പേരിൽ. ജാന്വേടത്തി എന്നെ സഹായിക്കാൻ വരുന്ന സ്ത്രീയാണ്. അവരുടെ സംസാരം ശ്രദ്ധിച്ചാൽ എത്ര മനോഹരമായ കവിതയാണെന്നോ! അവരുടെ ലോക്കൽ ലാഗ്വേജിലാണ്. പല കവിതകളും അങ്ങനെ വരുന്നുണ്ടല്ലോ. മനോഹരമായ ഉപമകൾ കേൾക്കാം അവരുടെ സംസാരത്തിൽ. കവിതയെ നമ്മൾ ഇപ്പോൾ ഒരു ചട്ടക്കൂടിൽ നിർത്തുന്നില്ല. നിർത്തേണ്ട ആവശ്യവുമില്ല. കവിതകളുടെ കുത്തൊഴുക്കിൽ ഏതാണ് നല്ലത്, മോശം എന്ന് പറയാനാവില്ല. സോഷ്യൽ മീഡിയയിലും മറ്റും കവിതക്ക് എഡിറ്റിങ്ങ് വരുന്നില്ല. എഡിറ്റിങ്ങ് നല്ലതാണോ മോശമാണോ എന്ന് ചോദിച്ചാൽ ഒരർഥത്തിൽ നല്ലതാണ്. മറ്റൊരർഥത്തിൽ മോശവും. മറ്റു മുഖ്യധാര മാസികകളിലൊക്കെ എഡിറ്റിങ്ങ് വരുന്നുണ്ട്. ഒരു എഡിറ്ററുടെ കയ്യിലൂടെയാണ് കവിത കടന്നുപോകുന്നത്. പക്ഷേ വേറൊരു കാര്യമുണ്ട്. ഈ പ്രത്യേക മാസികക്ക് അല്ലെങ്കിൽ വീക്കിലിക്ക് അതിൻ്റെ ഒരു കാഴ്ചപ്പാടും സ്വഭാവവുമുണ്ടാകും. എഡിറ്റർക്കൊരു പക്ഷപാതിത്വമുണ്ടാകും. ഈ പക്ഷപാതിത്വത്തിലൂടെ കടന്നുവന്ന കവിതകളാണ് നാം വായിക്കുന്നത്. എഡിറ്ററുടെ കയ്യിലൂടെ കടന്നുപോയ ഒഴിവാക്കപ്പെട്ട കവിതകൾ എങ്ങനെയായിരുന്നുവെന്ന് നമുക്കറിഞ്ഞുകൂടാ. അത് സെലക്ട്‌ ചെയ്യാനുള്ള ചോയ്‌സും നമുക്കില്ല. അതേസമയം സോഷ്യൽ മീഡിയയിലൂടെ വരുന്ന കവിതകൾ മുഴുവൻ വായിക്കാനുള്ള ക്ഷമ നമുക്കുണ്ടാകണം. അതിൽ ഒരു പാട് വരുമ്പോൾ, ഇടക്കെങ്കിലും മുത്തും പവിഴവും കിട്ടുന്നുണ്ട്. അങ്ങനെ ഒരു സാധ്യത കൂടി അതിനുണ്ട്. എത്രയെണ്ണം നിലനിൽക്കുമെന്നും കാലത്തെ അതിജീവിക്കുമെന്നും നമുക്ക് പറയാൻ പറ്റില്ല. അങ്ങിനെ അതിജീവിക്കുന്നതിൽ വല്ല അർഥവുമുണ്ടോയെന്നും എനിക്കറിയില്ല. നമ്മുടെ കാലമല്ല ഇക്കാലം. ഇക്കാലമല്ല വരുംതലമുറയുടേത്. അതതു കാലത്തിന് യോജിച്ച കവിതകൾ ഉണ്ടാവേണ്ടി വരും. അപ്പോൾ ഓർത്തുവെക്കാനും ഓമനിക്കാനും കവിതകളുണ്ടാവില്ല. അതതു കാലത്തെ കവിതകൾ അതതു കാലത്തുള്ളവർ വായിക്കുക. അതേ ചെയ്യാൻ പറ്റൂന്നാ എനിക്ക് തോന്നുന്നത്. കവിയും എഴുത്തുകാരിയുമായ ക്ഷേമ കെ തോമസ്. ഭാഷാപോഷിണി, സമകാലിക മലയാളം, മാധ്യമം, കലാകൗമുദി, ദേശാഭിമാനി എന്നിവയിൽ കവിതയും യാത്രാവിവരണവും പ്രസിദ്ധീകരിക്കാറുണ്ട്. യാത്ര, വായന, എഴുത്ത്, സിനിമ എന്നിവയുടെ പ്രണയിനിയാണ്. മലപ്പുറം ജില്ലയിൽ മഞ്ചേരി സ്വദേശി. ഇപ്പോള്‍ കോഴിക്കോട്‌ നഗരത്തിലെ കാരപ്പറമ്പില്‍ താമസം. കുടുംബശ്രീയിൽ എഡിഎംസി ആയിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ സീനിയർ സൂപ്രണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: പുഴയെ പ്രണയിക്കുമ്പോൾ (കവിതകൾ സ്വപന സാഫല്യങ്ങളുടെ താഴ് വരകൾ (യാത്രാവിവരണം). യുപിയിലെ ഇസ്ലാമിക മതപഠന കേന്ദ്രം ഭീകരവാദികളെ ഉത്പാദിപ്പിക്കുന്നുവെന്ന് ഗിരിരാജ് സിംഗ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ദയൂബന്ദും ദില്ലിയിലെ ഷഹീന്‍ ബാഗും ചാവേറുകളെ ഉണ്ടാക്കുന്ന ഇടമാണെന്നും ഗിരിരാജ് സിംഗ് ലക്നൗ: ദില്ലി തെരഞ്ഞെടുപ്പിന്‍റെ തോല്‍വിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇസ്ലാമിക മതപഠന കേന്ദ്രമായ ദയൂബന്ദ് ഭീകരവാദികളെ ഉത്പാദിപ്പിക്കുന്ന ഇടമാണെന്നാണ് ഗിരിരാജ് സിംഗിന്‍റെ ഏറ്റവും ഒടുവിലത്തെ വിവാദ പ്രസ്താവന. ''ഭീകരവാദികളുടെ ഉറവിടമാണ് ദയൂബന്ദ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞ‌ിട്ടുണ്ടായിരുന്നു. ഹാഫിസ് സയ്യിദും അതുപോലുള്ളവരുമടക്കം ലോകത്തെ മിക്ക പിടികിട്ടാപ്പുള്ളികളായ ഭീകരവാദികളും ദയൂബന്ദില്‍നിന്നാണ് പുറത്തുവരുന്നത് ഗിരിരാജ് സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രണ്ട് മാസമായി പ്രതിഷേധം നടക്കുന്ന ഉത്തര്‍പ്രദേശിലെ ദയൂബന്ദും ദില്ലിയിലെ ഷഹീന്‍ ബാഗും ചാവേറുകളെ ഉണ്ടാക്കുന്ന ഇടമാണെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ ആളുകളൊന്നും പൗരത്വ ഭാദഗതി നിയമത്തിനല്ല എതിര്, അവര്‍ ഇന്ത്യക്ക് എതിരാണ്. ഇത് ഒരു തരത്തിലുള്ള ഖിലാഫത് പ്രതിഷേധമാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. നേരത്തെയും ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഗിരിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. ഷഹീന്‍ ബാഗ് ചാവേറുകളെ വളര്‍ത്തുകയാണെന്നാണ് അന്നും ഗിരിരാജ് സിംഗ് ആരോപിച്ചത്. പൗരത്വ നിയം ഭേദഗതിയ്ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വച്ച് നിരവധി ബിജെപി നേതാക്കള്‍ സമാനമായ പ്രസ്താവനകള്‍ ഇതിനോടകം നടത്തിക്കഴി‌ഞ്ഞു. ദേശീയ വിരുദ്ധര്‍ എന്നാണ് ബിജെപി പ്രതിഷേധക്കാരെ വിളിക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിനിടെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിക്കിടെ രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രസഹമന്ത്രിയുടെ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍ എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര മന്ത്രിയുടെ ആഹ്വാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ വിവാദ പ്രസംഗം നടത്തിയത്. UP Election മമതാ ബാനർജിക്ക് സ്വാഗതം, കോൺഗ്രസിന് പരിഹാസം, യുപിയിൽ റാലികളിൽ സജീവമായി അഖിലേഷ് യാദവ് Omicron ദക്ഷിണാഫ്രിക്കൻ സ്വദേശി ഇന്ത്യ വിട്ട സംഭവം; ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് Farm Laws കർഷക സമരം തുടരും; അടുത്ത ചൊവ്വാഴ്ച വീണ്ടും കര്‍ഷകരുടെ യോഗം Covid 19 കേരളത്തില്‍ കൊവിഡ് മരണം കൂടിയെന്ന് കേന്ദ്രം; ആശങ്കയറിയിച്ച് കത്ത്, രോഗവ്യാപനം പിടിച്ചുനിര്‍ത്തണം omicron ഗുജറാത്തിലും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്; വൈറസ് ജാംനഗര്‍ സ്വദേശിക്ക്, രാജ്യത്തെ മൂന്നാമത്തെ കേസ് Sowbhagya Venkitesh: നാലു തലമുറകൾക്കൊപ്പം; വിലയേറിയ ചിത്രവുമായി സൗഭാഗ്യ വെങ്കിടേഷ് PV Sindhu ലോക ബാഡ്മിന്‍റൺ ടൂര്‍ ഫൈനല്‍സ്; പി വി സിന്ധു ഫൈനലില്‍ നാട് ശുചിയാക്കുന്ന കാക്കയ്ക്ക് കല്ലേറ്, വിളവ് നശിപ്പിക്കുന്ന തത്തയ്ക്ക് കൈയടി, ഇതെന്ത് നാട്! കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി Shivaram passes away കന്നഡ നടനും നിര്‍മാതാവും സംവിധായകനുമായ ശിവറാം അന്തരിച്ചു ഒമിക്രോൺ വരുന്നു, ദരിദ്രനും ധനികനും തമ്മിലുള്ള അകലം ഇനിയെത്ര കൂടും? മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് കൈ എത്തി ഗംഗയെ തൊട്ടും പിന്നെ ഗംഗയില്‍ മുങ്ങിയും മതിവന്നു ഒക്കെ എഴുതിയ സജി അച്ചായന്റെ ഹിമാലയ യാത്ര വായിച്ചു തീര്‍ന്നതിനു പിന്നാലെ ആയതോണ്ടാവം സംശയം "നിങ്ങള്‍ കാണാനുദ്ദേശിക്കുന്ന ഗംഗ അവിടെയില്ല മരിച്ചുകിടക്കുന്ന ഗംഗയുടെ മുഖം മാത്രമെ നിങ്ങളക്കവിടെ കാണാന്‍ കഴിയുള്ളു. നിങ്ങള്‍ക്കൊരുപക്ഷെ അതു സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല." ഓ ടോ: ഫോണ്‍ നമ്പറിന്റെ കാര്യം മറന്നിട്ടല്ലാട്ടോ. പല കാരണങ്ങള്‍ കൊണ്ട് കമ്പ്യൂട്ടറിന്റെ മുന്‍പിലേക്കെത്താന്‍ പറ്റാറില്ല. ഇന്നെന്തായാലും അയയ്ക്കും കണ്ണനുണ്ണി, ശ്രീ, എഴുത്തുകാരി നന്ദിയുണ്ട് ഈ നല്ല വാക്കുകള്‍ക്ക്. സത്യത്തില്‍ ഈ കഥ ഇപ്പോള്‍ ഞാനൊരു ആറു വട്ടമെങ്കിലും വായിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ലെന്ന് ചേച്ചിക്ക് മനസ്സിലാവും. കാര്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. പക്ഷെ, മനോഹരമായ അവതരണം അത്രയേറെ എനിക്ക് ഇഷ്ടമായി ഈ കഥ വായിച്ച് കഴിഞ്ഞ് ഈ ബ്ലോഗ് ഫോളോ ചെയ്യാമെന്ന് കരുതിയപ്പോള്‍ ഫോളൊവര്‍ ഗാഡ്ജറ്റ് ഇല്ല സുരക്ഷാ സമിതിയിലെ എല്ലാ അംഗങ്ങളും ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മുഴുവൻ സമയവും ഉണ്ടാവണം എന്നു വ്യവസ്ഥയുണ്ട്. എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ സജ്ജമാകാൻ വേണ്ടിയാണ് ഇത്. സുരക്ഷാസമിതിയിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുള്ള രാജ്യങ്ങളാണ് സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, യു.എസ് എന്നിവ. ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം. കമല്‍ ചിത്രത്തിലൂടെ ജ്യൂവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു ജ്യൂവല്‍ മേരി വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. മമ്മൂട്ടിയുടെ പത്തേമാരിയില്‍ നായികയായി അരങ്ങേറ്റം കുറിച്ച ജ്യൂവലിന് തന്റെ ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പെ തന്നെയാണ് രണ്ടാമത്തെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. കമലിന്റെ ഇതുവരെ പേരിടാത്ത മമ്മൂട്ടി മംമ്ത മോഹന്‍ദാസ് വീണ്ടും ദിലീപിന്റെ നായികയാകുന്നു ദിലീപിന്റെ നായികയായി മംമ്ത മോഹന്‍ദാസ് വീണ്ടും എത്തുന്നു. ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ മംമ്തയും ദിലീപും വീണ്ടും ഒന്നിക്കുന്നത്. ഉദയകൃഷ്ണ -സിബി.കെ.തോമസ് കൂട്ടുകെട്ട് വഴി പിരിയുന്നതായി സൂചനകള്‍ ഉദയകൃഷ്ണ- സിബി.കെ.തോമസ് കൂട്ടുകെട്ട് പിരിയുന്നതായി സൂചനകള്‍. സിബി.കെ.തോമസ് സംവിധാന രംഗത്തേക്ക് തിരിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഉദയകൃഷ്ണ തിരക്കഥാ രചയിതാവായി തന്നെ മോഹന്‍ലാല്‍ നായകനായ രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചു വരുന്നതെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും സിനിമാ ഗോസിപ്പില്‍ ഒതുങ്ങി. ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രം അച്ഛാദിന്‍ ആമിര്‍ ഖാനെ ആരാധിക്കുന്ന ജാക്കി ചാന്‍ ലോകമെങ്ങും ആരാധകനുള്ള നടനാണ് ജാക്കി ചാന്‍. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ഏവരുടേയും മനം കവര്‍ന്ന താരം. ഹോളിവുഡ് സൂപ്പര്‍ കങ്കണയ്ക്ക് നിര്‍മ്മാതാവിന്റെ സര്‍പ്രൈസ് ഗിഫ്റ്റ് ! മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്തിന് നിര്‍മാതാവിന്റെ സമ്മാനം. പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കകമാണ് കങ്കണയ്ക്ക് ദേശീയ അവാര്‍ഡ് ഇനി കാമറയ്ക്ക് പിന്നില്‍ സഹസംവിധായകയായി മൈഥലി സഹസംവിധായികയായി മൈഥിലി കാമറയ്ക്ക് പിന്നില്‍ തുടക്കം കുറിച്ചു. രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ലോഹത്തില്‍ മൈഥിലി സഹസംവിധായികയാണ്. ഇതുകൂടാതെ അനുഷ്‌ക ശര്‍മയ്ക്ക് ഇപ്പോള്‍ ട്വിറ്ററും ഫെയ്‌സ്ബുക്കുമൊക്കെ തുറക്കാന്‍ പേടിയാണ്. ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ, ഓസ്‌ട്രേലിയയോട് തോറ്റതോടെ സോഷ്യല്‍ മീഡിയകളിലെല്ലാം പ്രഭു സോളമന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നു വ്യത്യസ്തമായ വേഷം കൈകാര്യം ചെയ്യുന്ന ധനുഷ് നാളിതുവരെ കാണാത്ത പുതിയൊരു വേഷത്തിലെത്തുന്നു. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്ര കത്തുന്ന സൂര്യന്റെ ഉരുകിയൊലിക്കുന്ന കിരണങ്ങൾ ടാർറോഡിലും അടുത്തുള്ള അമ്പലത്തിന്റെ ഉത്സവത്തിന് എഴുന്നള്ളിപ്പ് തുടങ്ങാറുള്ള ആലിന്റെ പരിസരത്തും പരന്നകിടന്നു.സതീശന്റെ തലയിൽ നിന്ന് ഊർന്നിറങ്ങിയ വിയർപ്പുചാൽ പൊടുന്നനെ പുരികത്തിന്റെ മുകളിലെത്തി ഒന്നുനിന്നു. ഒരു നിമിഷത്തിനു ശേഷം കണ്ണിനു നേരെ അത് വീണു പെട്ടിച്ചിതറി. എല്ലാ യാത്രകൾക്കും കൃത്യമായ ഉദ്ദേശങ്ങളുണ്ടോ? ചിലർ വെറുതെ യാത്രയ്ക്കായി ഇറങ്ങുന്നവരാണ്. പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലാതെ മനുഷ്യരും തെരുവിലെ നായ്ക്കളും ചുറ്റി നടക്കാനിറങ്ങും ശ്രദ്ധിച്ചിട്ടുണ്ടോ? പലചരക്ക് കടയും ബേക്കറിയും പച്ചക്കറിക്കടയും തുറന്നിട്ടുണ്ട്. അകലം പാലിക്കണമെന്ന് സർക്കാറിന്റെ നിർദ്ദേങ്ങൾ ഉണ്ടെങ്കിലും സാധനങ്ങൾ കിട്ടാനുള്ള ഒരുതരം ആർത്തിയോടെ ചില മനുഷ്യർ തിരക്കുകൂട്ടി നില്ക്കുന്നു. അടഞ്ഞുകിടക്കുന്ന കടകളുടെ കൂട്ടത്തിൽ സതീശന്റെ കടയുണ്ട്. സതീശൻ, ജംഗ്ഷനിൽ നേരെത്തെ വന്നതാണ്. സ്കൂട്ടർ തണലിലേക്ക് മാറ്റിവച്ച് പോലീസുകാരുടെ ശ്രദ്ധ തിരിയാൻ കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് സതീശൻ ഷട്ടർതുറന്നു സ്വന്തം കടയിൽ ഒരു കള്ളനെപ്പോലെ തിടുക്കത്തിൽ അകത്തുകയറി. ഇരുട്ടിലും പരിചിതമായ സ്വിച്ച് ബോക്സ് കണ്ടെത്തി ലൈറ്റും ഫാനും ഓൺ ചെയ്തു. പുറത്ത് കത്തിക്കാളുന്ന പകൽ. ഇതിപ്പോൾ തന്റേതു മാത്രമായ ലോകം. സതീശന് അഭിമാനവും വല്ലാത്തൊരു ആശ്വാസവും തോന്നി. രാവിലെ മുതൽ രാത്രി വരെ കഴിഞ്ഞുകൂടുന്ന കടയുടെ ഉൾവശം. കടയ്ക്കുള്ളിലെ ഗന്ധത്തിലലിഞ്ഞ് സ്ഥിരം ഇരിക്കുന്ന കസേരയിൽ സതീശൻ നീണ്ടുനിവർന്നിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ കണ്ണടച്ചു. എത്ര ദിവസമായി വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുന്നു. കുറെ ദിവസമായി കട തുറന്നൊന്ന് അകത്ത് കയറാൻ ആഗ്രഹിക്കുന്നു. ഒരു പ്രതീക്ഷയുമില്ലാതെ ലോക്ക് ഡൗൺ നീണ്ടുപോകുന്നു. കയ്യിൽ കരുതിയിരുന്ന രൂപയൊക്കെ തീർന്നു. അങ്ങിനെ തക്കംനോക്കിയാണ് ഇന്ന് കട തുറന്ന് അകത്തു കയറിയത്. ഇനിയുള്ള ദിനങ്ങളെക്കുറിച്ചോർത്ത് സതീശന് വല്ലാത്ത വേവലാതി തോന്നി. എത്രയടച്ചാലും തീരാത്ത ബാങ്ക്ലോൺ, കുട്ടികളുടെ പഠനം, കച്ചവടത്തിന്റെ ആവശ്യത്തിനെടുത്ത ചെറിയ കടങ്ങൾ, വിളിച്ചെടുത്ത ചിട്ടികളുടെ ബാക്കിയടയ്ക്കാനുള്ള ഗഡുക്കൾ എന്നും ഓർക്കും ഈ കടമൊക്കെ തീർത്ത് സ്വസ്ഥമായി ഇരിക്കണമെന്ന്. പക്ഷേ, കടമെന്നത് ചുറ്റിവരിഞ്ഞ ഒരു പെരുമ്പാമ്പാണ്. അതങ്ങനെ അറിയാതെ വേദനിപ്പിക്കാതെ ഞെരിച്ചുകൊണ്ടിരിക്കും. ഇവിടെ ഇങ്ങനെ ഇനിയുമിരിന്നിട്ടെന്നു കാര്യം? സതീശൻ കസേരയിൽ നിന്നെഴുന്നേറ്റു. താനെന്നും രാവിലെ വിളക്കു വയ്ക്കാറുള്ള ദൈവങ്ങളുടെ ഫോട്ടോകളുടെ മുമ്പിലെ കാണിക്കപാത്രം എടുത്ത് മുന്നിലേക്ക് കമിഴ്ത്തി. കുറെ ചില്ലറകളും പഴയ കുറെ നോട്ടുകളും അയാൾക്കു മുന്നിൽ ചിതറിവീണതു കണ്ടപ്പോൾ സതീശന്റെ കണ്ണുകളിൽ പുതിയൊരു തിളക്കം വീണു. ചില്ലറകളൊന്നും എണ്ണിനോക്കാൻ പോലും ശ്രമിക്കാതെ പാന്റിന്റെ പോക്കറ്റിലേക്ക് നിറച്ചു. അമ്പലും പള്ളിയുമൊക്കെ അടഞ്ഞു കിടക്കുകയാണ്. ദൈവങ്ങൾപോലും പുറംലോകം കാണാതിങ്ങനെ മടിപിടിച്ചിങ്ങനെ മയങ്ങുമ്പോൾ, ഈ ചില്ലറത്തുട്ടുകൾ കൊണ്ട് കുട്ടികൾക്ക് ഇഷ്ടമുള്ള മധുരപലഹാരവും കുറച്ചു പലചരക്ക് സാധനവും വാങ്ങണം എന്നുറപ്പിച്ച് സതീശൻ പിന്നേയും ഒരു കള്ളന്റെ ചലനഭാവങ്ങളോടെ ഷട്ടർ പതുക്കെ പൊക്കി പുറത്തേക്കിറങ്ങി. ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരുത്തി ഷട്ടർ പൂട്ടി. ശേഷം തുറന്നു വച്ചിട്ടുള്ള ബേക്കറിയിലേക്ക് വല്ലാത്തൊരു ആത്മവിശ്വാസത്തോടെ കയറിച്ചെന്നു. അവിടത്തെ ചില്ലുകൂട്ടിലെ നിരന്നിരിക്കുന്ന നിറമുള്ള മധുരപലഹാരങ്ങളോട് ഏറെ വാത്സല്യംതോന്നി സതീശനപ്പോൾ. ആ ഉണ്ണിയപ്പം അറിഞ്ഞുകൊണ്ട് എടുത്തതെന്ന് കള്ളച്ചിരിയോടെ അർജുൻ 😍😍 കള്ളത്തരം കാണിച്ചാൽ വിശ്വാസം ഫലിക്കില്ലന്ന് സൗഭാഗ്യ 😃😃 Return to "ആ ഉണ്ണിയപ്പം അറിഞ്ഞുകൊണ്ട് എടുത്തതെന്ന് കള്ളച്ചിരിയോടെ അർജുൻ 😍😍 കള്ളത്തരം കാണിച്ചാൽ വിശ്വാസം…" എല്ലാംലേഖനംസംവാദംഉപയോക്താവ്ഉപയോക്താവിന്റെ സംവാദംവിക്കിപീഡിയവിക്കിപീഡിയ സംവാദംപ്രമാണംപ്രമാണത്തിന്റെ സംവാദംമീഡിയവിക്കിമീഡിയവിക്കി സംവാദംഫലകംഫലകത്തിന്റെ സംവാദംസഹായംസഹായത്തിന്റെ സംവാദംവർഗ്ഗംവർഗ്ഗത്തിന്റെ സംവാദംകവാടംകവാടത്തിന്റെ സംവാദംഘടകംഘടകത്തിന്റെ സംവാദംGadgetGadget talkGadget definitionGadget definition talk താളുകൾ സൃഷ്ടിച്ച തിരുത്തുകൾ മാത്രം പ്രദർശിപ്പിക്കുക 03:28, 16 ഒക്ടോബർ 2021 മാറ്റം നാൾവഴി +48‎ (ചെ കോട്ടയം ‎ നിലവിലുള്ളത് റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Saji Kottayam: ഉപതാളുകൾ · അവകാശങ്ങൾ · സംഭാവനകളുടെ സംഗ്രഹം · സൃഷ്ടിച്ച ലേഖനങ്ങൾ · അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ · ആഗോള അംഗത്വം · ആഗോള സംഭാവനകൾ പഞ്ചാബ് തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കുള്ള വാഗ്ദാനത്തിന് ശേഷം അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം വിമർശിക്കപ്പെട്ടു പഞ്ചാബിലെ ഓരോ വീടിനും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്ന്യൂ ഡെൽഹി: 2022ൽ അധികാരത്തിലെത്തിയാൽ ഹിമാചൽ സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിലുകൾ പ്രഖ്യാപിച്ചു: ദി ട്രിബ്യൂൺ ഇന്ത്യ ഷിംല, നവംബർ 27 ഹിമാചൽ പ്രദേശ് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് ആറാം ശമ്പള കമ്മീഷൻ പ്രകാരമുള്ള പുതിയ ശമ്പള എസ്‌കെഎം പാർലമെന്റ് ട്രാക്ടർ മാർച്ച് നിർത്തിവച്ചു; കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് തോമർ പറഞ്ഞു കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നവംബർ 29-ന് പാർലമെന്റിലേക്കുള്ള നിർദ്ദിഷ്ട ട്രാക്ടർ റാലി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി അടുത്ത മാസം 12 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. പട്ടിക കാണുക ഡിസംബറിലെ ബാങ്ക് അവധികൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വാർഷിക പട്ടികയിൽ 2021-ലെ അവധിദിനങ്ങളുടെ ഒരു ലിസ്റ്റ് പുറത്തിറക്കി. ഇതനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്, 39 കൗൺസിലർമാർ പുറത്തായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) വെള്ളിയാഴ്ച കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 126 വാർഡ് കോ-ഓർഡിനേറ്റർമാരിൽ ബിഹാറിലെ 50% ജനസംഖ്യ ‘ബഹുമാന ദരിദ്രർ’ ജനസംഖ്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യം രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ജനസംഖ്യയുടെ 50% ത്തിലധികം പേർ "ബഹുമാന ദരിദ്രർ" എന്ന് കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള പാർട്ടികളുടെ രൂപത്തിൽ ഇന്ത്യ ‘പ്രതിസന്ധി’യിലേക്ക് നീങ്ങുന്നു: ഭരണഘടനാ ദിനത്തിൽ പ്രധാനമന്ത്രി മോദി "കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള രാജവംശ രാഷ്ട്രീയ പാർട്ടികളെ നോക്കൂ, ഇത് ജനാധിപത്യ മനോഭാവത്തിന് എതിരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി പറഞ്ഞു വന്യമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ടീസ്റ്റ ജാഫ്രിയെ ഓടിച്ചു: ഗുജറാത്ത് കലാപത്തിൽ എസ്ഐടി ഇന്ത്യാ വാർത്ത ന്യൂഡൽഹി: 2002-ലെ ഗോധ്രാനന്തര സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പ്രധാന കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം. കലാപങ്ങൾ ഇൻ ഗുജറാത്ത് സുപ്രീം കോടതിയുടെ EWS ക്വാട്ടയ്ക്കായി 8 ലക്ഷം രൂപ വാർഷിക വരുമാന മാനദണ്ഡം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം SC യോട് പറഞ്ഞു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) സംവരണ ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതിന് 8 ലക്ഷം രൂപ വാർഷിക വരുമാന മാനദണ്ഡം സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി: ‘ആളുകൾ വാങ്ങരുതെന്ന് ആവശ്യപ്പെടുക’ ഏറ്റവും പുതിയ വാർത്തകൾ ഇന്ത്യ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എഴുതിയ പുസ്തകത്തിന്റെ വിൽപ്പനയും വാങ്ങലും എല്ലാ തരത്തിലുമുള്ള പ്രചാരവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി മേഘാലയ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയും 11 കോൺഗ്രസ് എംഎൽഎമാരും തൃണമൂലിൽ ചേർന്നു മുകുൾ സാംഗ്മയും എംഎൽഎമാരും നിയമസഭാ സ്പീക്കർക്ക് കത്തയച്ചുന്യൂ ഡെൽഹി: മുൻ മേഘാലയ മുഖ്യമന്ത്രി മുകുൾ സാംഗ്മയും സംസ്ഥാനത്തെ 17 കോൺഗ്രസ് എംഎൽഎമാരിൽ 11 പേരും തൃണമൂൽ ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ പ്രണീത് കൗറിന് നൽകിയിട്ടുണ്ട്.ഹൈലൈറ്റുകൾപട്യാലയിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭാ എംപിയാണ് പ്രണീത് കൗർപഞ്ചാബ് മുൻ മുഖ്യമന്ത്രി ഇങ്ങനെയും തോല്‍ക്കുമോ? ജയിച്ചെന്നു കരുതിയ മത്സരം പാകിസ്താന്‍ കൈവിട്ടത് നാലു റണ്‍സിന് Pakistan vs New Zealand| Ajaz Patel| Azhar Ali ഇങ്ങനെയും തോല്‍ക്കുമോ? ജയിച്ചെന്നു കരുതിയ മത്സരം പാകിസ്താന്‍ കൈവിട്ടത് നാലു റണ്‍സിന് നാലാം ദിനം പത്തു വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് പാകിസ്താന് വെറും 139 റണ്‍സ് മാത്രം മതിയായിരുന്നു. വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. അബുദാബി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രവചനാതീതരെന്നാണ് പൊതുവെ ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്താറുള്ളത്. അവരുടേതായ ദിവസം ഏത് വമ്പന്‍മാരെയും തറപറ്റിക്കുന്ന ടീം അടുത്ത ദിവസം തീര്‍ത്തും ദുര്‍ബലരോടാകും തോല്‍ക്കുക. ഇത്തരത്തിലുള്ള ഒരു പ്രകടനമായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന്റേത്. ജയിച്ചെന്നു കരുതിയ മത്സരമാണ് പാകിസ്താന്‍ വെറും നാലു റണ്‍സിന് തോറ്റത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ 171 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 153, 249, പാക്കിസ്ഥാന്‍ 227, 171. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ് ന്യൂസിലന്‍ഡിന്റേത്. നാലാം ദിനം പത്തു വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് പാകിസ്താന് വെറും 139 റണ്‍സ് മാത്രം മതിയായിരുന്നു. വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. ഇമാം ഉള്‍ ഹഖ് 25 റണ്‍സോടെയും മുഹമ്മദ് ഹഫീസ് എട്ടു റണ്‍സോടെയും ക്രീസില്‍. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്താന് ഇമാം ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ആസാദ് ഷഫീഖും (45) അസ്ഹര്‍ അലിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാക് സ്‌കോര്‍ 130-ല്‍ എത്തിച്ചു. ആറു വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് അപ്പോള്‍ വേണ്ടിയിരുന്നത് വെറും 46 റണ്‍സ്. സ്‌കോര്‍ 147-ല്‍ എത്തിയപ്പോള്‍ ബാബര്‍ അസം (12) റണ്ണൗട്ടായി. വിജയത്തിലേക്ക് അപ്പോള്‍ 29 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ അവിടെ നിന്ന് പാകിസ്താന്‍ തകരുകയായിരുന്നു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (3 ബിലാല്‍ ആസിഫ്(0 യാസിര്‍ ഷാ (0 ഹസന്‍ അലി (0) എന്നിവര്‍ വന്നപോലെ മടങ്ങി. മൂന്നാമനായി ഇറങ്ങി ക്രീസിലുണ്ടായിരുന്ന അസ്ഹര്‍ അലിയിലായിരുന്നു പിന്നീട് പാകിസ്താാന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി അജാസ് പട്ടേല്‍ കിവികള്‍ക്ക് വിജയം സമ്മാനിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അജാസ് പട്ടേല്‍ മാന്‍ ഓഫ് ദ മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി. മെസ്സിക്ക് ഹാട്രിക് അസിസ്റ്റ്, നെയ്മറിന് പരിക്ക്; പിഎസ്ജിക്ക് വിജയം പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ വിജയം തുടര്‍ന്ന് പിഎസ്ജി. സൂപ്പര്‍ താരം കംഗാരുക്കളെ ചുരുട്ടിക്കൂട്ടി പാകിസ്താന്‍; ജയം 373 റണ്‍സിന് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മണ്ടത്തരത്തിനുള്ള പുരസ്‌കാരം അസ്ഹര്‍ അലിക്കോ? ഒരു ദിവസവും ഒമ്പത് വിക്കറ്റും കൈയില്‍; ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് വിജയലക്ഷ്യം 280 റണ്‍സ് അമ്പയറുടെ കാഴ്ച്ച മറച്ച് 'ഫോളോ ത്രൂ നിതിന്‍ മേനോനുമായി തര്‍ക്കിച്ച് അശ്വിന്‍ സാഹയ്ക്ക് പകരം എന്തുകൊണ്ട് ഭരത്തിനെ കളിപ്പിച്ചു? വിശദീകരണവുമായി ബി.സി.സി.ഐ ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ചതുര്‍ദിന ടെസ്റ്റ് മത്സരം സമനിലയില്‍ പ്രീതി സിന്റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സഞ്ജയ് ഖാന്‍ പ്രീതി സിന്റയെ തിരിച്ചറിഞ്ഞില്ല; ക്ഷമ ചോദിച്ച് സഞ്ജയ് ഖാന്‍ വിമാനയാത്രയ്ക്കിടെ നടി പ്രീതി സിന്റയെ താന്‍ തിരിച്ചറിയാതിരുന്നതില്‍ ക്ഷമ ചോദിച്ച് ബോളിവുഡ് സംവിധായകനും നടനുമായ സഞ്ജയ് ഖാന്‍. ട്വിറ്ററിലൂടെയാണ് സഞ്ജയുടെ ക്ഷമാപണം. ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ പരിചയപ്പെടുത്തിയെങ്കിലും തനിക്ക് മനസ്സിലാകാതെ പോയെന്ന് സഞ്ജയ് ട്വീറ്റില്‍ പറയുന്നു. പ്രീതിയുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും സുന്ദരമായ ഒരു മുഖം അവള്‍ക്കുണ്ടെന്നും സഞ്ജയ് ട്വീറ്ററില്‍ കുറിച്ചു. ”പ്രിയ പ്രീതി, ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ച് മകള്‍ സിമണ്‍ നിങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതില്‍ ക്ഷമ ചോദിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. സിന്റാ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും ഓര്‍ത്തെടുത്തേനെ ” എന്നാണ് സഞ്ജയുടെ ട്വീറ്റ്. സൂസന്നെ ഖാന്‍, സായിദ് ഖാന്‍, ഫറാ ഖാന്‍ അലി, സിമോണ്‍ അറോറ എന്നിവരുടെ പിതാവാണ് സഞ്ജയ്. ഏക് ഫൂല്‍ ദോ മാലി, ഉപാസന, ദോസ്തി തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഞ്ജയ് ഖാന്‍ അഭിനയിച്ചിട്ടുണ്ട് ഹോണ്ട ഗ്രാസിയ 125 റെപ്സോള്‍ ഇന്ത്യയിൽ അ പുതിയ പൊളിക്കൽ നയം പെട്ടതുതന്നെ: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് വൻതുക ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ മുതൽ 15 വർഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ നിലവിലുള്ളതിന്‍റെ എട്ടുമടങ്ങ് തുക നൽകേണ്ടിവരും. അടുത്ത വർഷം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്. വലിയ വാണിജ്യവാഹനങ്ങൾക്കും സമാനമായ നിലയിൽ കൂടുതൽ തുക ചെലവാകും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് എട്ടുമടങ്ങ് തുക നൽകണം. വിജ്ഞാപനം അനുസരിച്ച്, 15 വർഷം പഴക്കമുള്ള കാർ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവിൽ ഇത് 600 രൂപയാണ്. ബൈക്കുകൾക്ക് 300 രൂപയുടെ സ്ഥാനത്ത് ആയിരം രൂപ നൽകണം. 15 വർഷത്തിലേറെ പഴക്കമുള്ള ബസിന്‍റെയും ട്രക്കിന്‍റെയും രജിസ്ട്രേഷൻ പുതുക്കാൻ 12,500 രൂപ ഫീസായി ഈടാക്കും. നിലവിൽ 1500 രൂപയാണിത്. ട്രക്കിനും സമാനമായ നിരക്കായിരിക്കും ഈടാക്കുക. രജിസ്ട്രേഷൻ പുതുക്കുന്നതിൽ കാലതാമസം വന്നാൽ സ്വകാര്യവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. വാണിജ്യ വാഹനങ്ങൾക്ക് 500 രൂപ. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ കാലതാമസം വന്നാൽ വാണിജ്യ വാഹനങ്ങൾക്ക് പ്രതിദിനം 50 രൂപ വീതം പിഴ നൽകേണ്ടിവരും. കാലപഴക്കം വന്ന വാഹനങ്ങൾ കൈവശംവയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിരക്ക് ഗണ്യമായി ഉയർത്തിയത്. സ്വകാര്യ വാഹനങ്ങൾ 15 വർഷം കഴിയുന്പോൾ രജിസ് ട്രേഷൻ പുതുക്കണം. അഞ്ചുവർഷത്തേക്കാണ് പുതുക്കി നൽകുക. വാണിജ്യവാഹനങ്ങൾ എട്ടുവർഷം കഴിഞ്ഞാൽ ഓരോ വർഷവും ഫിറ്റ്നസ് പുതുക്കണം. ‌അതേ സമയം പത്തു വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച ഡൽഹിയിലും മറ്റും സംസ്ഥാനങ്ങളിലും ഈ നിരക്ക് വർധന ബാധകമാക്കില്ല. മൂന്ന് ബിഎംഡബ്ല്യു ഇലക്‌ട്രിക് വാഹനങ്ങൾകൂടി ഇന്ത്യയിലേക്ക് ഹോണ്ട ഗ്രാസിയ 125 റെപ്സോള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പ രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ മാരുതി സുസുക്കി അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കായ സ സ്‌കോഡ "സ്ലാവിയ'യുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി കൊച്ചി: ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "സ്ലാവിയ'യുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവലുമായി ഒലെ ഇലക്ട്രിക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കലുമായി ഹോണ്ട കൊച്ചി ഹോണ്ട മോട്ടോര്‍ കമ്പനി 2022 ആദ്യ പകുതിയോടെ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് റിക്ഷാ ട കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമായ ഗള്‍ഫ് ഓയില്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് (ഗള്‍ഫ് ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) പാസഞ്ച കൊച്ചി: ഇന്ത്യൻ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റായുടെ പഞ്ച് ഇപ്പോൾ വിലയിലും വാഹന പ്ര ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ഈ ഉത്സവ സീസൺ കൂടുതൽ ആവേശകരമാക്കുവാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ആറ് പുതിയ സവിശേഷതകളുമായി ഇന്നോവ ക്രിസ്റ്റ ഒരു ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ റനോ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്ത കൊച്ചി: പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടേഴ്സ് ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. എസ്ബിഐ പുതിയ കാർ വായ്പ പദ്ധതി അവതരിപ്പിച്ചു കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. മഹീന്ദ്ര എസ് യുവി 700 രണ്ടു മോഡലുകൾ കൂടി പുറത്തിറക്കി മഹീന്ദ്ര എസ്‌യുവി 700, ‌അതിന്‍റെ ഏറ്റവും പുതിയ ര‌ണ്ടു മോഡലുകൾ കൂടി പുറത്തിറക്കി. എഎസ്7 ലക്ഷ്വറി എം‌ടി, ‌‌‌‌എഎസ്7 റോയല്‍ എന്‍ഫീല്‍ഡ് ട്രാക്ക് റേസിംഗ് രംഗത്തേക്ക് കൊച്ചി ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. "സ്‌കോഡ കുഷാക് 10,000 ബുക്കിംഗ് പൂര്‍ത്തിയാക്കി കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യയുടെ മിഡ് സൈസ് എസ്‌യുവി "കുഷാക്കി'ന്‍റെ ബുക്കിംഗ് 10,000 കടന്നു. കൊറോണ മൂലമുണ്ടായ വിപണിയിലെ ഉടൻ വരുന്നു ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ട അടുത്ത വർഷം കൂടുതൽ ഇന്ധനക്ഷമതയുള്ള കാർ അവതരിപ്പിക്കുന്നു. കാര്യക്ഷമതയും ശക് മൂന്ന് ബിഎംഡബ്ല്യു ഇലക്‌ട്രിക് വാഹനങ്ങൾകൂടി ഇന്ത്യയിലേക്ക് ഹോണ്ട ഗ്രാസിയ 125 റെപ്സോള്‍ ഇന്ത്യയിൽ അവതരിപ്പിച്ചു കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പ രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ രൂപത്തിലും ഭാവത്തിലും പുത്തൻ പ്രതീക്ഷയുമായി പുതിയ സെലേറിയോ മാരുതി സുസുക്കി അവതരിപ്പിച്ചു. എൻട്രി ലെവൽ ഹാച്ച്ബാക്കായ സ സ്‌കോഡ "സ്ലാവിയ'യുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി കൊച്ചി: ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "സ്ലാവിയ'യുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെ പ്രീ ഓണ്‍ഡ് കാര്‍ ഫെസ്റ്റിവലുമായി ഒലെ ഇലക്ട്രിക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കലുമായി ഹോണ്ട കൊച്ചി ഹോണ്ട മോട്ടോര്‍ കമ്പനി 2022 ആദ്യ പകുതിയോടെ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക് റിക്ഷാ ട കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമായ ഗള്‍ഫ് ഓയില്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് (ഗള്‍ഫ് ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) പാസഞ്ച കൊച്ചി: ഇന്ത്യൻ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റായുടെ പഞ്ച് ഇപ്പോൾ വിലയിലും വാഹന പ്ര ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷൻ പുറത്തിറങ്ങി ഈ ഉത്സവ സീസൺ കൂടുതൽ ആവേശകരമാക്കുവാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ആറ് പുതിയ സവിശേഷതകളുമായി ഇന്നോവ ക്രിസ്റ്റ ഒരു ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ റനോ, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിലവിലുള്ളതും സാധ്യതയുള്ളതുമായ എല്ലാ ഉപഭോക്ത കൊച്ചി: പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടേഴ്സ് ടിവിഎസ് ജൂപ്പിറ്റര്‍ 125 അവതരിപ്പിച്ചു. എസ്ബിഐ പുതിയ കാർ വായ്പ പദ്ധതി അവതരിപ്പിച്ചു കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു. മഹീന്ദ്ര എസ് യുവി 700 രണ്ടു മോഡലുകൾ കൂടി പുറത്തിറക്കി മഹീന്ദ്ര എസ്‌യുവി 700, ‌അതിന്‍റെ ഏറ്റവും പുതിയ ര‌ണ്ടു മോഡലുകൾ കൂടി പുറത്തിറക്കി. എഎസ്7 ലക്ഷ്വറി എം‌ടി, ‌‌‌‌എഎസ്7 റോയല്‍ എന്‍ഫീല്‍ഡ് ട്രാക്ക് റേസിംഗ് രംഗത്തേക്ക് കൊച്ചി ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. "സ്‌കോഡ കുഷാക് 10,000 ബുക്കിംഗ് പൂര്‍ത്തിയാക്കി കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യയുടെ മിഡ് സൈസ് എസ്‌യുവി "കുഷാക്കി'ന്‍റെ ബുക്കിംഗ് 10,000 കടന്നു. കൊറോണ മൂലമുണ്ടായ വിപണിയിലെ ഉടൻ വരുന്നു ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ട അടുത്ത വർഷം കൂടുതൽ ഇന്ധനക്ഷമതയുള്ള കാർ അവതരിപ്പിക്കുന്നു. കാര്യക്ഷമതയും ശക് പിയാജിയോ സ്വന്തമാക്കൂ ഒരു സ്വർണനാണയം ഉറപ്പ് ആവശ്യക്കാരില്ല ഒടുവിൽ ഫോർഡും ഇന്ത്യ വിടുന്നു ഐഎൻഎംആർസി ഹോണ്ട റേസിംഗ് ടീം ചെന്നൈയിൽ കൊച്ചി: എംആര്എഫ് എംഎംഎസ്‌സി എഫ്എംഎസ്‌സിഐ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിന്‍റെ ഹൈഡ്രജൻ-ഇലക്‌ട്രിക് വാഹന നിർമാതാക്കൾക്ക് പ്രത്യേക ധനസഹായം ഹ്യുണ്ടായ് അല്‍കാസർ ബുക്കിംഗ് 11,000 കടന്നു ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ കറന്‍സിയായി പരിഗണിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി ജാക്ക് ഡോർസി രാജിവച്ചു; ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ; സംഭവം ബംഗളൂരുവിൽ ആർബിഐയുടെ ഡിജിറ്റൽ കറൻസി വരുന്നു; പരിഗണനയിലെന്ന് ധനമന്ത്രാലയം കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമല്ല; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ കറന്‍സിയായി പരിഗണിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി ജാക്ക് ഡോർസി രാജിവച്ചു; ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ ട്വിറ്റർ സിഇഒ കോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ; സംഭവം ബംഗളൂരുവിൽ ആർബിഐയുടെ ഡിജിറ്റൽ കറൻസി വരുന്നു; പരിഗണനയിലെന്ന് ധനമന്ത്രാലയം കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമല്ല; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്പുട്നിക്-വി വാക്സിന്‍ എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ വിവരങ്ങളും ബുക്ക് ചെയ്യാനുള്ള നമ്പറും അറിയാം. റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക്-വി വാക്സിന്‍ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് അധികൃതര്‍. ഇന്ത്യയില്‍ സ്പുട്നിക് വാക്‌സിന്‍ നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. വാക്സിന്‍ ലഭിക്കാന്‍ 75580 90011 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാം. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക് വാക്സിന്‍ എത്തുന്നത്. കൊവിഡ് വൈറസിനെതിരെ സ്പുട്നിക് വാക്സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13-നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ഏറ്റവും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വാക്‌സിന്‍ വിപിഎസ് ലേക്ഷോറില്‍ ലഭ്യമാക്കുന്നതെന്ന് ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി 1921ല്‍ ലോക ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ‘ദി കിഡ് ” എന്ന ചലച്ചിത്രം സമ്മാനിച്ച വിശ്വ വിഖ്യാത ചലച്ചിത്രകാരന്‍ ”ചാര്‍ളി ചാപ്ലിന്‍” എഴുതിവെച്ച വാക്കുകളാണിത് .ചാപ്ലിന്റെ ശബ്ദ ചലനങ്ങള്‍ സെല്ലുലോയ്ഡില്‍ തെളിയുമ്പോള്‍ ഇന്നും തിയേറ്റര്‍ നിറയെ ,നിശ്ശബ്ദതയുടെയും ,പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും ,കാഴ്ചകളേറ്റുവാങ്ങി ,പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ബഹുമാനപൂര്‍വ്വം ഹര്‍ഷാരവം മുഴുക്കുന്നത് ചാപ്ലിന്‍ സിനിമയുടെ മാജിക്കല്‍ ഫാന്റസി കൊണ്ടല്ല ,ചാപ്ലിന്‍ സിനിമയുടെ റിയാലിറ്റി ഒന്നുകൊണ്ട് മാത്രമാണ് ഹൃദയത്തെ തൊടുന്ന മാസ്മരികത അത് മനുഷ്യനെ ചിന്തിപ്പിക്കുവാനും ,സന്തോഷിപ്പിക്കുവാനും പ്രേരിപ്പിക്കുന്നത് വെറും സാങ്കേതിക കസര്‍ത്തായിട്ടല്ല ചലച്ചിത്രത്തിന്റെ സൗന്ദര്യ ശാസ്ത്രമെന്നും ,ത്രിമാനമെന്നതും ചലച്ചിത്രം നല്‍കുന്ന സന്ദേശത്തിലാകണമെന്നും അദ്ദേഹം നിഷ്‌കര്ഷിച്ചിരുന്നത് കൊണ്ടുമാത്രമാണ് അത് നമുക്ക് എക്കാലത്തെയും ഒരു പാഠവുമാണ് ”ചാര്‍ളി ചാപ്ലിന്‍ താങ്കള്‍ മരിക്കുന്നില്ല .” ചാപ്ലിൻ്റെ ‘ദി കിഡ്’ ചലച്ചിത്രത്തിൽ നിന്ന് ലോക ജന ഹൃദയങ്ങളില്‍ താങ്കള്‍ക്കായി ഒരു ഓര്‍മ ചെപ്പ് അവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് ആ ഓര്‍മ ചെപ്പില്‍ ഒരു നിധിയും അവര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു .താങ്കളുടെ ചലച്ചിത്രത്തിലൂടെ സമ്മാനിച്ച നൊമ്പരങ്ങളുടെയും ,ചിന്തകളുടെയും ഒരു കലവറ .എന്നെങ്കിലും ഒരിക്കല്‍ ജനമധ്യത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയോടെ താങ്കള്‍ക്കായി ഹൃദയ പൂര്‍വം സമ്മാനിക്കാന്‍ ഒരു സ്‌നേഹ സമ്മാനമായി ഒരു ചുവന്ന പനിനീര്‍പൂവ് എന്തിനെന്നോ ചാപ്ലിന്‍ താങ്കളുടെ വിലപ്പെട്ട വാക്കുകള്‍ വീണ്ടും കടമെടുക്കുകയാണ് . കാരണം എന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ കാണുകയില്ലല്ലോ ? അല്ലയോ ചലച്ചിത്ര ഗുരുവേ അങ്ങേക്കു പ്രണാമം .ഹോളിവുഡ് ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍ ചലചിത്രങ്ങളെ സ്വാധീനിച്ചുവെങ്കിലും അത് വാണിജ്യപരമായ ചലച്ചിത്ര മേഖലയിലേക്ക് മുതല്‍ കൂട്ടാവുകയാണുണ്ടായത് .1955ല്‍ സത്യജിത് റേ ”പഥേര്‍ പാഞ്ചാലി ” എന്ന ക്ലാസിക് ചലച്ചിത്രത്തിലൂടെ ഒരു പുതിയ ചലച്ചിത്ര സംസ്‌കാരം ഇന്ത്യയില്‍ വഴിതുറക്കുകയായിരുന്നു .ഇന്നും പകരക്കാരനില്ലാത്ത ക്ലാസിക് ചലച്ചിത്രകാരനായി ”ശ്രീ സത്യജിത് റേ ‘‘ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ അഭിമാനവുമായി ഇന്നും ലോക ചലച്ചിത്രകാരന്മാര്‍ക്കും ,ചലച്ചിത്രാസ്വാദകര്‍ക്കും സത്യജിത് റേ മാതൃകയാണ് സത്യജിത് റേ യുടെ സമകാലീനരായി 1950ല്‍ ”നാഗരിക” എന്ന ചലച്ചിത്രത്തിലൂടെ റിതിക് ഘട്ടകും 1955ല്‍ ”റാബോറിലൂടെ ” മൃണാള്‍ സെന്നും ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രങ്ങള്‍ സമ്മാനിച്ചവരാണ് .പ്രചോദനമായി അക്കാലത്തു നമ്മുടെ കൊച്ചു കേരളത്തിലും അക്കാലത്തെ ന്യൂവേവ് ,പാരലല്‍ ,ആര്‍ട്ട് സിനിമ എന്ന് വിശേഷിപ്പിച്ച പല സാമൂഹ്യ വീക്ഷണമുള്ള വ്യത്യസ്തങ്ങളായ സിനിമകളും നിര്‍മ്മിക്കപ്പെട്ടു 1965 കാലഘട്ടത്തില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തില്‍ ,ഇന്ത്യയില്‍ ആദ്യമായി ഒരു ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കി .അങ്ങനെ തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ച് 1972ല്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ”സ്വയം വരം ” നിര്‍മിക്കുകയും ചെയ്തു 1972 ല്‍ ”ഉത്തരായാണം” എന്ന ചലച്ചിത്രത്തിലൂടെ അരവിന്ദനും വ്യത്യസ്തമായ ആശയങ്ങള്‍ ചലച്ചിത്രമാക്കി ഇതില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ”എലിപ്പത്തായം” ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് കരസ്ഥമാക്കിയെന്നത് കേരളത്തിന്റെ ചലച്ചിത്ര മേഖലയ്ക്ക് അഭിമാനമാണ് ആഖ്യാനരീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍്മിക്കപെട്ടുവെങ്കിലും താളാത്മകമായ വേഗതക്കുറവു മൂലം പല നല്ല ചിത്രങ്ങളും ഭൂരിപക്ഷം പ്രേക്ഷക കയ്യടികള്‍ വാങ്ങുവാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത് . കച്ചവട സിനിമകളുടെ ആഘോഷങ്ങളും ,പെരുമ്പറ മുഴക്കങ്ങളിലും ഇത്തരം മൗന ചിത്രങ്ങള്‍ സാധാരണ പ്രേക്ഷകരിലേക്കെത്തിക്കുവാനോ ,സാമ്പത്തിക സഹായം നല്‍കി സംരക്ഷിക്കുവാനോ ചലച്ചിത്ര അക്കാദമിക്കോ ഭരണ സംവിധാനങ്ങള്‍ക്കോ അന്നും കഴിഞ്ഞതുമില്ല എല്ലാ കൊളോണിയല്‍ രാജ്യങ്ങളുടെയും ചലച്ചിത്ര സംസ്‌കാരത്തിന്റെ സ്വപ്ന വേദിയാണ് ഹോളിവുഡ് വെറും കച്ചവട സാധ്യതകളെ മാത്രം ലക്ഷ്യമാക്കി കാലത്തിന്റെ വേഷപ്പകര്‍ച്ചയ്ക്കു മുന്‍പേ കുതിക്കുന്ന സൂപ്പര്‍ -ബമ്പര്‍ കോടിക്ലബ്ബുകള്‍- ഇവയൊക്കെ ഇത്തരം ചലച്ചിത്രങ്ങളുടെ നേട്ടങ്ങളായി കൊട്ടിയാഘോഷിക്കുന്നവര്‍ ഒരു നിമിഷം കണ്ണുകളടച്ചു ,ധ്യാനിച്ചു ഒരു ഉണര്‍വോടെ ഒന്നു ചിന്തിക്കുക ഇരുട്ട് മുറിയിലേക്ക് കയറുവാന്‍ പണം നല്‍കി ടിക്കറ്റെടുത്ത് കാണുന്നതെന്തും കച്ചവട ചിത്രങ്ങളാണ് അതിനുള്ളില്‍ ആര്‍ട്ട് ഫിലിമെന്നോ ,പാരലല്‍ ഫിലിമെന്നോ ,കൊമേര്‍ഷ്യല്‍ ഫിലിമെന്നോ വേര്‍തിരിച്ച തര്‍ക്ക ശാസ്ത്രങ്ങള്‍ക്കിനി പ്രസക്തിയില്ല . റഷ്യന്‍ വിപ്ലവത്തിന്റെ സോദ്ദേശാ പ്രചാരണവുമായി കടന്നു വന്ന ലോക ചരിത്രത്തില്‍ എന്നും അത്ഭുതമായിതന്നെ നില്‍ക്കുന്ന ഐസന്‍സ്‌റ്റൈന്‍ന്റെ അണ്ടര്‍ ഗ്രൗണ്ട് സിനിമ സങ്കല്പങ്ങളിലേക്കെത്തിയില്ല എങ്കിലും ,ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് കച്ചവട സാദ്ധ്യതകള്‍ ഒട്ടും തന്നെ തീണ്ടാതെ നിര്‍മിക്കപ്പെട്ട ഒരു ജനകീയ ചലച്ചിത്രം അതിന്റെ സംവിധായകന്‍ നമ്മുടെ സാംസ്‌കാരിക നഗരങ്ങളിലെ തെരുവ് വീഥികളില്‍ അലഞ്ഞു നടന്നിട്ടുണ്ട് സാധാരണ മനുഷ്യന്റെ നൊമ്പരങ്ങളിലും ജീവിതത്തിന്റെ അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം അവര്‍ക്കു സ്വാന്തനമോതിയും അവരിലൊരാളായി ജീവിക്കാനുമേറെ മോഹിച്ചും പോയ മലയാള ചലച്ചിത്രകാരന്‍ ഇന്ന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന പുതിയ തലമുറ അമ്പരപ്പോടും ,ജിജ്ഞാസയോടും ,കൗതുകത്തോടെയും ആ മനുഷ്യന്റെ ചിത്രത്തിലേക്ക് നോക്കി അമ്പരക്കുകയാണ് കല കച്ചവടമല്ലെന്നും അത് സാമൂഹ്യ പ്രസക്തിയോടെ വീക്ഷിക്കേണ്ടതാണെന്നും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ലോകത്തിലെ തന്നെ അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാള്‍ . ‘അമ്മ അറിയാൻ’എന്ന ചലച്ചിത്രത്തിൽ ജോയ് മാത്യു 1984 ലാണ് ”ഒഡേസ ” രൂപപ്പെടുന്നത് ലോകത്താദ്യമായി ചലച്ചിത്രത്തിന് ഒരു ജനകീയ പ്രസ്ഥാനമായിരുന്നു ”ഒഡേസ ” ഒരു ചലച്ചിത്രം നിര്‍മിക്കുക എന്ന ലക്ഷ്യവുമായി ചാര്‍ളി ചാപ്ലിന്റെ ദി കിഡ് എന്ന ചലച്ചിത്രം പല ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് സ്വരൂപിച്ച പണം കൊണ്ടായിരുന്നു ജനകീയ ചലച്ചിത്രമായ ”അമ്മയെ അറിയാന്‍ ” നിര്‍മ്മിച്ചത് ഗ്രാമങ്ങളില്‍ നിന്നും ,ഗ്രാമങ്ങളിലേക്കും, നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും ടിക്കറ്റില്ലാതെ പ്രേക്ഷകര്‍ക്കായി അമ്മ അറിയാന്‍ പ്രദര്‍ശിപ്പിച്ചുവെന്നതായിരുന്നു വെല്ലുവിളി. ഇന്ത്യയില്‍ മാത്രമല്ല ഹോളിവുഡിന്റെ ചലച്ചിത്ര നിര്‍മാണത്തിന്റെ മുതലാളിത്ത ധാരാളിത്ത ചട്ടകൂടുകളെ ഒരു ചെറുത്തുനില്‍േപ്പാടെ -നെഞ്ചുറപ്പോടെ നേരിട്ട പ്രിയപ്പെട്ട ജോണ്‍ നിങ്ങള്‍ കാലത്തിനുമപ്പുറത്തേക്ക് കഥകള്‍ക്കപ്പുറത്തേക്ക് ചലച്ചിത്ര പ്രേക്ഷകരെ കൂട്ടികൊണ്ടു പോവുകയായിരുന്നു . 1971ല്‍ തമിഴ് ചലച്ചിത്രമായ ” അഗ്രഹാരത്തിലെ കഴുത ” യില്‍ തുടങ്ങി 1919 ല്‍ ” ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളും ” 1986 ല്‍ ‘അമ്മ അറിയാനെന്ന വിഖ്യാത ചലച്ചിത്രവും ജോണ്‍ എബ്രഹാം എന്ന ഒറ്റപ്പെട്ട ദൃശ്യ ബോധത്തിന്റെ ,ചലച്ചിത്രകാരന്റെ സംഭാവനയുമാണ് ദന്ത ഗോപുരകളിലിരുന്നും കുത്തക മുതലാളിത്ത ചിന്തകളില്‍ നിന്നും മാത്രമല്ല ചലച്ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ കഴിയുക കെട്ടുറപ്പുള്ള ജനപങ്കാളിത്തത്തോടെ ,ജനശക്തിയോടെ പുതിയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവട്ടെ .പുതിയ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് താങ്കളുടെ നിഷേധിത്വവും ആത്മാര്‍പ്പണവും ഒരു പാഠമാണ് ജോണ്‍ താങ്കള്‍ ഈ ചലച്ചിത്രചരിത്രത്തിനു എന്നുമൊരു അടയാളമാണ് . എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി പൗരത്വ നിയമത്തില്‍ പ്രതിഷേധമറിയിച്ച് കവിയത്രി സുഗതകുമാരി പൗരത്വ നിയമത്തില്‍ പ്രതിഷേധമറിയിച്ച് കവിയത്രി സുഗതകുമാരി. നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി പറഞ്ഞു. എണ്‍പത്തിയാറാം പിറന്നാളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സുഗതകുമാരി അഭിപ്രായം പ്രകടിപ്പിച്ചത്. ആരോഗ്യം അനുവദിക്കാത്തതിനാല്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ മുന്നില്‍ നിന്ന് നയിക്കാനാവത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും സുഗതകുമാരി പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ ശബ്ദം ഏറെ ഉയര്‍ന്നു കേള്‍ക്കേണ്ട സമയമാണിതെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. സഹോദരങ്ങളായ ഹൃദയകുമാരിയുടെയും സുജാത ദേവിയുടെയും വിയോഗദുഃഖത്താല്‍ ഇത്തവണയും പിറന്നാളാഘോഷം ഒഴിവാക്കിയിരുന്നു. ഡോക്ടര്‍മാര്‍ കര്‍ശന വിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ അധികം സന്ദര്‍ശകരെ കാണാനാവാത്ത അവസ്ഥയിലാണ് സുഗതകുമാരി ടീച്ചര്‍. ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ ഭാഗം-3) അനില്‍ കുമാര്‍ വി. അയ്യപ്പന്‍ II. അമാനുഷികമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹുവിനില്ല. നാം ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രധാന വസ്തുത, ഏതെങ്കിലും തരത്തിലുള്ള ഒരു അത്ഭുതമോ അമാനുഷികമായ കാര്യങ്ങളോ ചെയ്യാന്‍ അല്ലാഹുവിനു കഴിഞ്ഞിട്ടില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ്. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കാം: ഖുര്‍ആനിലെ അള്ളാഹു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്തയാളാണ്. ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും […] ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ ഭാഗം-2) അനില്‍ കുമാര്‍ വി അയ്യപ്പന്‍ I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട്‌ അവകാശപ്പെട്ടിട്ടില്ല. ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും […] ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ ഭാഗം-1) അനില്‍ കുമാര്‍ വി. അയ്യപ്പന്‍ മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ്‌ അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത് ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ്‌ ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ […] മാര്‍ക്കോസ് 16:17,18 അനുസരിച്ച് ഇന്നത്തെ ക്രിസ്ത്യാനികള്‍ വിശ്വാസികള്‍ ആണോ? ചോദ്യം: മര്‍ക്കോസ്.16:17,18 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്നത്തെ വിശ്വാസികളില്‍ എന്ത് കൊണ്ട് നടക്കുന്നില്ല? “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നല്ലേ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്? നിങ്ങള്‍ വിശ്വാസികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ന് നിങ്ങളിലൂടെ നടക്കേണ്ടതല്ലേ? ഉത്തരം: ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൗഖ്യം വരും എന്ന് […] അനില്‍ കുമാര്‍ വി. അയ്യപ്പന്‍ യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ […] ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? ചോദ്യം: ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? മറുപടി: ഖുര്‍ആന്‍ എവിടെയാണ് പറയുന്നത് ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? പോട്ടെ, ഖുര്‍ആന്‍ മാറ്റിവെച്ചു ഹദീസുകള്‍ പരിശോധിക്കാം. ഏതെങ്കിലും ഹദീസുകളില്‍ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ടോ ബൈബിള്‍ മാനുഷിക കൈകടത്തല്‍ മൂലം വികൃതമായി എന്ന്? മുഹമ്മദും പോട്ടെ, സ്വഹാബിമാര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന്? സ്വഹാബിമാരും പോകട്ടെ, ഹിജ്റ നാലാം നൂറ്റാണ്ടു വരെയുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിട്ടുണ്ടോ ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? ഉണ്ടെങ്കില്‍ അതിന്‍റെ […] അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു അനില്‍കുമാര്‍ വി. അയ്യപ്പന്‍ അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം: 1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ […] അസം സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 അസാമിന്റെ തലസ്ഥാനം? ദിസ്പൂർ അസാമിന്റെ ഔദ്യോഗിക പക്ഷി? വൈറ്റ് വിങ്‌ട് വുഡ് ഡക്ക് അസാമിന്റെ ഔദ്യോഗികമൃഗം? ഒറ്റക്കൊമ്പൻ… ഇന്ത്യയെ അറിയാം, സംസ്ഥാനങ്ങളിലൂടെ അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അരുണാചൽപ്രദേശ് അരുണാചൽപ്രദേശിന്റെ തലസ്ഥാനം? ഇറ്റാനഗർ അരുണാചൽപ്രദേശിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ… ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ മേഘാലയ മേഘാലയ രൂപീകരിച്ചവർഷം? 1972 ജനുവരി 21 മേഘാലയയുടെ തലസ്ഥാനം? ഷില്ലോങ്ങ് മേഘാലയയുടെ ഔദ്യോഗിക ഭാഷ? ഖാസി, ഗാരോ മേഘാലയയുടെ ഔദ്യോഗിക വൃക്ഷം? വെന്തേക്ക്… ഇന്ത്യയെ അറിയാം സംസ്ഥാനങ്ങളിലൂടെ മണിപ്പൂർ മണിപ്പൂർ സംസ്ഥാനം നിലവിൽ വന്നത്? 1972 ജനുവരി 21 മണിപ്പൂരിന്റെ സംസ്ഥാന മൃഗം? സാങ്‌ഗായ് മാൻ ഇന്ത്യയുടെ രത്നം എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത്… ഇന്ത്യയെ അറിയാൻ, സംസ്ഥാനങ്ങളിലൂടെ ആന്ധ്രപ്രദേശ് ആന്ധ്രപ്രദേശിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപം കൊണ്ട ആദ്യ സംസ്ഥാനം? ആന്ധ്രപ്രദേശ് (1953 ഒക്ടോബര്‍ 1) ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക… ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു Read Independence Day of India on Wikipedia]… കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? നവകേരള മിഷൻ നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? 2016 നവംബർ… "ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകം അധ്യാപകൻ ആയിരിക്കണം എത്ര ന്യായമായ കാര്യത്തിനാണെങ്കിലും ആക്രമത്തിന്റെ മാർഗ്ഗം ഉപയോഗിക്കുന്നത് ശരിയല്ല ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ജീവൻ കുടികൊള്ളുന്നത് ചെയ്ത… സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ? ടോവിനോ തോമസ് GST യുടെ ബ്രാൻഡ് അംബാസിഡർ? അമിതാബച്ചൻ Tribes India യുടെ ആദ്യ ബ്രാൻഡ് അംബാസിഡർ? എംസി… ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്? 1942 ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്? ആഗസ്റ്റ് 9 കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?… ചന്ദ്രവംശത്തിലെ പ്രശസ്തനായ ഒരു രാജാവ് ആയിരുന്നു ദേവാപി. ചന്ദ്രവംശത്തിലെ പ്രതീപ മഹാരാജാവിന്റെ മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനായിരുന്നു ദേവാപി. ദേവാപിയുടെ അനുജനായ ശന്തനുവാണ് ഭീഷ്മരുടെ അച്ഛൻ ഏറ്റവും ഇളയവനായ ബാൽഹീകൻ കുരുക്ഷേത്രയുദ്ധത്തിൽ ഭീമനാൽ കൊല്ലപ്പെട്ടു ദേവാപിക്ക് ചർമ്മരോഗമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ രാജാവാക്കാൻ ജനങ്ങൾ സമ്മതിച്ചില്ല ചർമ്മരോഗിയെ രാജാവാക്കുന്നത് അവലക്ഷണമാണെന്നും ദേവകോപത്തിനു ഇടവരുത്തുമെന്ന വിശ്വാസമായിരുന്നു അതിനു പിന്നിൽ അതുകൊണ്ട് ഇളയവനായ ശന്തനുവിനെ രാജാവാക്കുകയും ദേവാപി വനത്തിൽ പോയി തപസ്സനുഷ്ടിച്ചു വസിക്കുകയും ചെയ്തു . ദേവാപി തപസ്സു ചെയ്തു മോക്ഷം നേടിയതായി മഹാഭാരതം പ്രസ്താവിക്കുന്നു . ആദി · സഭ · വനം · വിരാടം · ഉദ്യോഗം · ഭീഷ്മ · ദ്രോണ · കർണ്ണ · ശല്യ · സൗപ്തികം · സ്ത്രീ · ശാന്തി · അനുശാസനം · അശ്വമേധികം · ആശ്രമവാസം · മുസലം · പ്രസ്ഥാനം · സ്വർഗ്ഗാരോഹണം കുരു · വിഡൂരഥൻ · പ്രതിപൻ · ദേവാപി · ശന്തനു · ബാൽഹികൻ · ഭീഷ്മർ · ചിത്രാംഗദൻ · വിചിത്രവീര്യൻ · ധൃതരാഷ്ട്രർ · പാണ്ഡു · വിദുരർ · യുധിഷ്ഠിരൻ · ഭീമൻ · അർജ്ജുനൻ · നകുലൻ · സഹദേവൻ · ദുര്യോധനൻ · ദുശ്ശാസനൻ · ലക്ഷണൻ · ഭരതൻ · പ്രതിവിന്ധ്യൻ · യൗധേയൻ · സുതസോമൻ · ധർമ്മത്രാതൻ · ഘടോൽകചൻ · ശ്രുതസോമൻ · അഭിമന്യു · ഇരാവാൻ · ബഭ്രുവാഹനൻ · ശതാനീകൻ · നിരമിത്രൻ · ശ്രുതകർമ്മാവ് · സുഹോത്രൻ · പരീക്ഷിത് · ജനമേജയൻ വ്യാസൻ · കൃഷ്ണൻ · ബലരാമൻ · ദ്രോണർ · കർണ്ണൻ · കൃപർ · സാത്യകി · ദ്രുപദർ · വിരാടൻ · ശല്യർ · സുബലൻ · ശകുനി · ധൃഷ്ടദ്യുമനൻ · സഞ്ജയൻ · യുയുത്സു · കീചകൻ · അശ്വത്ഥാമാവ് · ഏകലവ്യൻ · കൃതവർമ്മാവ് · ജരാസന്ധൻ · മായാസുരൻ · ജയദ്രഥൻ · ബാർബാറികൻ · അധിരഥൻ · ശിഖണ്ഡി · ഭഗദത്തൻ · ത്രിഗർത്തൻ · സൗമദത്തി · ഭൂരിശ്രവസ്സ് · സോമദത്തൻ · വൃക്ഷസേനൻ · അലംബുസൻ · ഉലൂകൻ · ഉത്തരൻ · ശ്വേതൻ · വൃഷകേതു · കംസൻ · രുക്മി · ശ്രുതായുധൻ · ശ്രുതായുസ്സ് ശുഭാംഗി · അമൃത · സുനന്ദ · ഗംഗ · സത്യവതി · അംബിക · അംബാലിക · ഗാന്ധാരി · കുന്തി · മാദ്രി · ദുശ്ശള · ദ്രൗപദി · ഹിഡിംബി · സുഭദ്ര · ദേവകി · ബലധര · ഉലൂപി · ചിത്രാംഗദ · രേണുക · വിജയ · ഭാനുമതി · ഉത്തര · രുക്മിണി · പ്രമീള ഹസ്തിനപുരം · ഇന്ദ്രപ്രസ്ഥം · പ്രാഗ്ജ്യോതിഷ · മാഹിഷ്മതി · ദ്വാരക · മഗധ · വിരാടം · പാഞ്ചാലം · മഥുര · അംഗം · ഗാന്ധാരം · മാദ്രം പാണ്ഡവർ · കൗരവർ · കുരുക്ഷേത്രയുദ്ധം · ഭഗവദ്ഗീത · സർപ്പസത്രയാഗം · രാജസൂയയാഗം · വൈഷ്ണവയാഗം · അശ്വമേധയാഗം · ചന്ദ്രവംശം · ഏകപുരുഷഘാതിനി · ആശ്രമവാസിക പര്വ്വം · ഗാണ്ഡീവം · വിജയചാപം · സുബല രാജാവ് · ബ്രഹ്മശിരസ്സ്‌ · അഞ്ജലികാവേധം · ധർമ്മദേവൻ · യമധർമ്മൻ · സൗത്രാമണി · പാശുപതം · നാഗാസ്ത്രം · ബോറി(BORI ഭാരതം · പശുയാഗം · പംപഭാരതം · നളൻ · ഇഷ്ടിയാഗം · ഹരിവംശം · ദ്രുമൻ(ദ്രുമാവ് · നാരായണാസ്ത്രം · ഭാർഗ്ഗവാസ്ത്രം ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 10:30, 3 ഏപ്രിൽ 2016. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ല ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല അമിത് ഷാ ലിവര്‍പൂള്‍ ക്രിസ്മസ് ലൈറ്റ്‌സ് സ്വിച്ച്-ഓണിന് 'രക്തസാക്ഷി 12 വയസ്സുകാരിയെ കുത്തിക്കൊന്നു; പോലീസ് കസ്റ്റഡിയിലുള്ള 13 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; അക്രമത്തിന് മുന്‍പ് തര്‍ക്കം നടന്നതായി പോലീസ്; ഹൃദയം തകര്‍ന്ന് വിശ്വസിക്കാന്‍ കഴിയാതെ കുടുംബം ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പും കടിക്കും! കൊവിഡ് ഭീതിക്കിടെ ആര്‍വെന്‍ കൊടുങ്കാറ്റ് ബ്രിട്ടനില്‍; മരം മറിഞ്ഞ് കാറിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു; മോട്ടോറിസ്റ്റുകളോട് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് ജീവന് ഭീഷണി' ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ശക്തമായ കാറ്റും, മഴയും, അകമ്പടിയായി വെള്ളപ്പൊക്കവും ക്രിസ്മസിന് എന്തെല്ലാം പ്രതീക്ഷകളായിരുന്നു, എല്ലാം പൊളിയുന്ന ലക്ഷണമാണ്! യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് നീട്ടാന്‍ ബോറിസ്; പുതിയ സൂപ്പര്‍ വേരിയന്റ് 'ഒമിക്രോണിനെ' അത്രയൊന്നും പേടിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍; രണ്ട് വര്‍ഷത്തെ പോരാട്ടം വെറുതെയാകില്ല; ബ്രിട്ടീഷുകാരുടെ ഹോളിഡേകളും, മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലേക്ക്! ക്രിസ്മസ് ആഘോഷിക്കാന്‍ ഞാന്‍ റെഡി! ആശങ്കകള്‍ അകറ്റി ആരോഗ്യം തിരിച്ചുപിടിച്ച് രാജ്ഞി; സാന്‍ഡ്രിംഗാമില്‍ രാജകുടുംബത്തെ മുഴുവന്‍ ആഘോഷത്തിനായി വരവേല്‍ക്കാന്‍ 95-കാരി; അഭ്യൂഹങ്ങളെ കാറ്റില്‍പ്പറത്തി തിരിച്ചുവരവ് തയ്യാറെടുക്കാം, ആര്‍വെന്‍ കൊടുങ്കാറ്റിനായി; ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; 80 എംപിഎച്ച് വേഗതയില്‍ കാറ്റ്, മഴ, ആലിപ്പഴ വര്‍ഷം, മഞ്ഞ്; എല്ലാം ഇന്നെത്തും, താപനില -4 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും ബ്രിട്ടനില്‍ വീണ്ടും ആശങ്കയുടെ നിഴല്‍; ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയിലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; ഏറ്റവും മാരകമായ സൂപ്പര്‍-മ്യൂട്ടന്റ് വേരിയന്റ് കുഴപ്പം തന്നെ; വാക്‌സിനുകളുടെ ശേഷി 40 ശതമാനം കുറയ്ക്കുന്നു; സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ 6 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം മക്കള്‍ക്ക് വേണ്ടി വാക്‌സിന്‍ എടുക്കുന്നത് മാറ്റിവെച്ചു; 27-കാരിയായ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു; കുട്ടികളുടെ കാര്യം നോക്കി തിരക്കിലായതിനാല്‍ വാക്‌സിനെടുക്കാന്‍ വൈകിയത് വിനയായി; മകള്‍ വാക്‌സിന്‍ വിരുദ്ധ ആയിരുന്നില്ലെന്ന് പിതാവ് ഒടുവില്‍ ബ്രിട്ടനിലേക്കുള്ള സാഹസിക യാത്രക്ക് 27 ഇരകള്‍; അഞ്ച് സ്ത്രീകളും, ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത് ഫ്രഞ്ച് മത്സ്യത്തൊഴിലാളികള്‍ കൊല' നടത്തി തലയൂരുന്ന ക്രിമിനല്‍ സംഘങ്ങളെ നേരിടാന്‍ ബ്രിട്ടന്‍ ഫ്രഞ്ച് മണ്ണിലെത്തുമെന്ന് മാക്രോണിനോട് ബോറിസ് മഞ്ഞണിഞ്ഞ വീക്കെന്‍ഡിനായി തയ്യാറെടുക്കാം; വെള്ളിയാഴ്ചയോടെ വെയില്‍സിലും, ഈസ്റ്റ് ആംഗ്ലിയയിലും വരെ മഞ്ഞ് പെയ്യും; ബ്രിട്ടനില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; രാജ്യത്ത് ശരാശരി താപനില 7 സെല്‍ഷ്യസ്; ശനിയാഴ്ച യാത്രകള്‍ കുഴപ്പത്തിലാകും, ഒപ്പം പവര്‍ കട്ടും! എന്‍എച്ച്എസ് നഴ്‌സുമാര്‍ കെയര്‍ ഹോം അന്തേവാസികള്‍ക്ക് ഫിസര്‍ വാക്‌സിന് പകരം കുത്തിവെച്ചത് ഉപ്പുവെള്ളം! അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ ദിവസം വാക്‌സിന്‍ നല്‍കി; ആരും അറിയാതെ മറച്ച സംഭവങ്ങള്‍ വെളിച്ചത്ത് വന്നത് രേഖകള്‍ പുറത്തുവന്നതോടെ? നഴ്‌സുമാരെയും, പാരാമെഡിക്കുകളെയും കൊലപ്പെടുത്തിയാല്‍ ഇനി ശിക്ഷ ജീവപര്യന്തം; പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താല്‍ ആജീവനാന്തം ജയിലില്‍ കിടക്കാം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കൊലയാളികള്‍ പ്രതിക്കൂട്ടില്‍ നിന്ന് ചിരിച്ചതിനെ തുടര്‍ന്ന് പിസി ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടം ഫലം കണ്ടു ഇല്ലാവചനം വിളമ്പിയ ബിബിസിയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് രാജകുടുംബം; വില്ല്യം-ഹാരി തര്‍ക്കത്തില്‍ ഊതിപ്പെരുപ്പിച്ച, അടിസ്ഥാനരഹിതമായ കണ്ടെത്തലുകള്‍ ഡോക്യുമെന്ററിയായി അവതരിപ്പിച്ചു; തന്നെ കുറിച്ചുള്ള നെഗറ്റീവ് കഥകളുടെ പേരില്‍ അഭിഭാഷകയെ അയച്ച് മെഗാന്‍ സ്റ്റുഡന്റ് നഴ്‌സിന്റെ മൊബൈല്‍ നമ്പറുള്ള പാഴ്‌സല്‍ അയല്‍വാസിയുടെ വീട്ടിലെത്തി; 23-കാരിയെ അശ്ലീല സന്ദേശങ്ങള്‍ കൊണ്ട് പൊതിഞ്ഞ് 46-കാരന്‍; സെക്‌സില്‍ ഏര്‍പ്പെടാന്‍ 200 പൗണ്ട് ഓഫറും? പോലീസില്‍ വിവരം അറിയിച്ചതോടെ അറസ്റ്റ്; പാഴ്‌സലുകളില്‍ മൊബൈല്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നതിനെതിരെ ക്യാംപെയിന്‍ വാക്‌സിന്‍ ആയുധമാക്കി മഹാമാരിയെ തോല്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറും; പ്രവചിച്ച് മുന്‍ വാക്‌സിന്‍ മന്ത്രി നദീം സവാഹി; ജൂലൈയില്‍ സ്വാതന്ത്ര്യം നല്‍കിയ തീരുമാനം ശരിയായി; ബ്രിട്ടനെ പരിഹസിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ദുരിതത്തില്‍ യുകെയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല! ഓസ്ട്രിയയും, ജര്‍മ്മനിയും വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് പിന്തുടരില്ലെന്ന് പ്രഖ്യാപിച്ച് സാജിദ് ജാവിദ്; ക്രിസ്മസ് രക്ഷിച്ചെടുക്കാന്‍ ബൂസ്റ്റര്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ല ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ല അമിത് ഷാ നിങ്ങള്‍ ഭീകരവാദത്തെ സ്‌പോണസര്‍ ചെയ്ത് ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇത്തരം തിരിച്ചടികള്‍ വീണ്ടും ഉണ്ടാകുമെന്നാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിപ്പ് നല്‍കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ പൊറുപ്പിക്കില്ലെന്നും ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് രാജ്യത്തിന് മടിയില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ഭീകരവാദത്തിനെതിരെ അമിത് ഷാ തുറന്നടിച്ചത്. ഞങ്ങള്‍ ആക്രമണങ്ങള്‍ സഹിക്കില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ തെളിയിച്ചതാണ്. നിങ്ങള്‍ ഭീകരവാദത്തെ സ്‌പോണസര്‍ ചെയ്ത് ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇത്തരം തിരിച്ചടികള്‍ വീണ്ടും ഉണ്ടാകുമെന്നാണ് അമിത് ഷാ പാകിസ്ഥാന് മുന്നറിപ്പ് നല്‍കിയത്. പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുള്ള സമയമാണ്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മടിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍; യു.കെ, ന്യൂസിലന്റ് അടക്കം 14 രാജ്യങ്ങളിലേക്കുള്ള നിയന്ത്രണം തുടരും വിവാഹത്തിനായി കരുതിയ 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നല്‍കി വധു ഖലിസ്ഥാനി' പരാമര്‍ശം കങ്കണയ്ക്ക് ഡല്‍ഹി നിയമസഭാ സമിതിയുടെ സമന്‍സ് വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ മറ്റെന്തെങ്കിലും വായിക്കൂ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കണമെന്നുള്ള ഹര്‍ജി കോടതി തള്ളി പൈപ്പിനുള്ളില്‍ ലക്ഷങ്ങളുടെ പണവും സ്വര്‍ണ്ണവും പിഡബ്ല്യുഡി എഞ്ചിനീയറുടെ കള്ളപ്പണം പിടികൂടിയത് അതിവിദഗ്ധമായി രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മദ്യത്തിന് പത്തുശതമാനം വിലക്കിഴിവ് മധ്യപ്രദേശില്‍ പ്രതിഷേധം ഉയരുന്നു രാജ്യാന്തര വിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണനിലയിലാകും ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി പിടിയിലായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളും കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റര്‍ ഡോസ് ഗുണം ചെയ്യുമെന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഐസിഎംആര്‍ ആന്ധ്രയിലെ 500 വര്‍ഷം പഴക്കമുള്ള ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തി 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു കാമുകന്‍ മിണ്ടുന്നില്ലെന്ന് യുവതിയുടെ പരാതി; അര്‍ധരാത്രി യുവാവിനെ വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിച്ച് വിവാഹവും നടത്തി പൊലീസ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്? കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു; പ്രായപരിധി 30 വയസ്, കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടൂ സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകള്‍ക്ക് ഉത്തരവ് കൈമാറി കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ഭാരം കുറയ്ക്കാന്‍ ഓട്‌സ് മാത്രം മതി; ഇനി മുതല്‍ ഇങ്ങനെ കഴിച്ചു നോക്കൂ അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും പരസ്പരം സ്പർഷിക്കാതെ ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല പ്രണയം തേടി നോവൽ, ഇരുപത്തിയെട്ടാം അധ്യായം! എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ജംഷഡ്പൂര്‍ എഫ്‌സിക്ക് രണ്ടാം വിജയം; എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് വിജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു പിണറായി സ്റ്റാലിനെ വിളിക്കാത്തതെന്ത്? പ്രധാനമന്ത്രിയെ കാണാത്തതെന്ത്? സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര്‍ എന്തുചെയ്യും സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും! കനത്ത മഴ തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറക്കുന്നത് മാറ്റി വെച്ചു കുസാറ്റില്‍ വിവിധ കോഴ്സില്‍ സ്പോട്ട് അഡ്മിഷന്‍ കീം മൂന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലെ മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം; 90 ഒഴിവുകൾ, അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ എട്ട് സൈനിക സ്‌കൂള്‍ പ്രവേശനം; അപേക്ഷ തീയതി നവംബര്‍ അഞ്ച് വരെ നീട്ടി; പരീക്ഷ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച് സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെയൊരു നടപടി. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നു. ഇതുകൂടാതെ തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിയിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 18നാണ് കോളേജുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് ഒക്ടോബര്‍ 20ലേയ്‌ക്ക് നീട്ടി. വരും ദിവസങ്ങളില്‍ മഴ കനക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക കെ.പി.എ.സി ലളിത എങ്കക്കാട്ടെ വീട്ടിൽ! സ്ഥിതി അതീവ ഗുരുതരം ചികിത്സ നിർത്തിയതിന് പിന്നിൽ ആ ഒരൊറ്റകാരണം തുടര്‍ചികിത്സകള്‍ ആവശ്യമാണ് ഇപ്പോഴത്തെ നിലയ്ക്ക് തുടര്‍ ചികിത്സയുടെ കാര്യം സര്‍ക്കാര്‍ തീരുമാനത്തെ ആശ്രയിച്ചാകും കൈക്കൊള്ളുകയെന്ന് ഉറ്റവർ സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍ നടുക്കം വിട്ടുമാറാതെ ഉറ്റവർ ഭർത്താവ് തയ്ച്ചു നൽകിയ ബ്ളൗസ് ഇഷ്ടമായില്ല! പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയിൽ കയറി വാതിലടച്ചു സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപൊളിച്ചു പിന്നാലെ കണ്ടത് നടുക്കുന്ന കാഴ്ച; മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കിയതോടെ നടുക്കം വിട്ടുമാറാതെ ഉറ്റവർ സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേര്‍ത്ത് നിര്‍ത്തിയതെന്ന് സ്ഫടികം ജോര്‍ജ് ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല! രാജേഷിന് രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിന് സ്വർണമാല! അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി കാണാനെത്തിയപ്പോഴും യൂസഫലി ഞെട്ടിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി ആമിന മൂന്നു കുട്ടികളുണ്ട്;കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണ്;പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു;ഹൈക്കോടതിയിൽ കരഞ്ഞ് കാല് പിടിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ; ഡിജിപിയെ വിമർശിച്ച് ഹൈക്കോടതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് (10 minutes ago) ജനങ്ങളുടെ ആശങ്കയ്ക്കും കേരളത്തിന്റെ അഭ്യര്‍ഥനയ്ക്കും ഒരു വിലയും കൽപ്പിക്കാതെ ഒരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് വീണ്ടും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടു പിണ (19 minutes ago) സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില (22 minutes ago) അവർ പരസ്പരം തമ്മിൽ കാണാതെ പ്രണയത്തിലാകും പരസ്പരം സ്പർഷിക്കാതെ ആ സമയം മറ്റെല്ലാ വികാരങ്ങളും ഉണരും ബാഹ്യരൂപത്തിന് അവിടെ പ്രസക്തിയില്ല അവൻ അവളെ ഓർക്കുന്നത് ശരീരത്തിലൂടെയല്ല പ്രണയം തേടി നോവൽ (36 minutes ago) ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. ഇതിനെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് നമ്മില്‍നിന്ന് ഉയരണം സഹകരണ മേഖലയ്‌ക്കെതിരായ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത (40 minutes ago) മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു (40 minutes ago) സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ കോഴിക്കോട് ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന വനിതാ സബ് ഇന്‍സ്‌പെക്ടര്‍ വട്ടം ചുറ്റിച്ചു അനില്‍ കാന്തിന്റെ ഉറക്കം കളഞ്ഞ വനിതാ എസ് ഐയെ സര്‍ക്കാര (42 minutes ago) കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് (50 minutes ago) സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല! ആത്മഹത്യ ചെയ്ത യുവാവ്, വിവാഹത്തിന് സ്വർണം നൽകുമെന്നും കല്യാൺ ജൂവല്ലേഴ്‌സും മലബാർ ഗോൾഡും! വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് (1 hour ago) പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് (1 hour ago) എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി (1 hour ago) സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ (1 hour ago) ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ (1 hour ago) ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ് (2 hours ago) ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ (2 hours ago) സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം! മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിട്ട് നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി; ദൃശ്യങ്ങൾ അച്ഛന് അയച്ചു നൽകി;മണർകാട് മാലം സ്വദേശിയായ യുവാവിനെ പിടിക്കൂടി പോലീസ് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കെ.എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സഖറിയാസിനും ഭാര്യ സൂര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു! മഹാരാഷ്ട്രയില്‍ പത്ത് കേസുകൾ ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് അധികൃതര്‍ അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ എട്ടു വയസ്സുള്ള പെൺകുട്ടിയോട് പിങ്ക് പൊലീസ് കാട്ടിയ ക്രൂരമായ നടപടിയിൽ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്?എ എ റഹിമിനോട് ചോദ്യവുമായി ശ്രീജിത്ത് പണിക്കർ ലോകത്തിൽ ഇന്നുവരേ നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാധിവേഗ (Supersonic) യാത്രാവിമാനങ്ങളിൽ ഒന്നാണ് കോൺകോർഡ്. 2003-ൽ വിരമിച്ച ഈ വിമാനമാണ്‌ രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് ടുപോലേവ് ടി.യു.-144 ആണ്. കോൺകോർഡ് നിരവധി വിവാദങ്ങളും, അതിനൊപ്പം തന്നെ ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിർമ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോൺകോർഡിന്റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോൺകോർഡും നിർമ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നും, പാരീസിലെ ചാൾസ് ഡി ഗാൾ വിമാനത്താവളത്തിൽ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടൺ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്. ലോക മഹായുദ്ധത്തിനു ശേഷം 1950 കളിൽ എല്ലാ ലോകശക്തികളും ശബ്ദാദിവേഗ യാത്രാവിമാനം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ നടത്തി. വിമാനവുമായി ബന്ധ‍പ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കാൻ സഹായിക്കുക. അന്‍ഡൊറ, അര്‍ജന്‍റീന, ഇറ്റലി, ഐസ്‌ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ക്യാനഡ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, നോര്‍വെ, ന്യൂസിലാന്‍റ്, പോര്‍ടുഗല്‍, പോളണ്ട്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ബള്‍ഗേറിയ, ബോസ്നിയ ഹെര്‍സഗോവിന, ബ്രിട്ടന്‍, മാസിഡോണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അ��, റഷ്യ, റൊമാനിയ, ലീഷ്‌റ്റെന്‍സ്റ്റെയ്ന്‍, സെര്‍ബിയ, സൈപ്രസ്സ്, സ്പെയ്ന്‍, സ്ലൊവേനിയ, സ്ലോവാക്യ, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍ എല്ലാവരും നിര്‍ബന്ധമായും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തേണ്ട നിക്ഷേപമാര്‍ഗമാണ്‌ ആര്‍ഡി. പ്രതിമാസം നടത്തുന്ന ചിട്ടയായ നിക്ഷേപത്തിലൂടെ ഉറപ്പുള്ള നേട്ടം സ്വന്തമാക്കാനുള്ള വഴികള്‍ ഇതാ. ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സാധ്യതകളും പരിമിതികളും വിശദമായി ചര്‍ച്ച ചെയ്തുകഴിഞ്ഞു. നഷ്ടസാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പടിപടിയായി സമ്പത്ത് വര്‍ധിപ്പിക്കാന്‍ യോജിച്ച നിക്ഷേപ പദ്ധതികളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ ആകര്‍ഷകമായ ഒന്നാണ് ആവര്‍ത്തന നിക്ഷേപം. അതായത് ആര്‍ഡിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിക്കറിങ് ഡെപ്പോസിറ്റ്. ചെറിയ തുകപോലും പ്രതിമാസം നിക്ഷേപിച്ച് സാമ്പത്ത് നേടാന്‍ ആവര്‍ത്തന നിക്ഷേപത്തിലൂടെ കഴിയും. മുതിര്‍ന്ന പൗരന്മാരുടെ പേരില്‍ നിക്ഷേപം നടത്തിയാല്‍ അരശതമാനം കൂടുതല്‍ ലഭിക്കും. പത്ത് വര്‍ഷത്തിനപ്പുറമുള്ള നിക്ഷേപ ലക്ഷ്യമാണ് നിങ്ങള്‍ക്കുള്ളതെന്നിരിക്കട്ടെ, കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അഞ്ച് വര്‍ഷത്തെ ആര്‍ഡി തുടങ്ങുകയാകും നല്ലത്. അഞ്ച് വര്‍ഷംവരെയുള്ള ആവര്‍ത്തന നിക്ഷേപങ്ങള്‍ക്കാണ് ബാങ്കുകള്‍ പരമാവധി പലിശ നല്‍കുന്നത്. അഞ്ച് വര്‍ഷത്തേയ്ക്ക് തുടങ്ങിയ ആര്‍ഡി കാലാവധിയെത്തുമ്പോള്‍ പിന്‍വലിച്ച് സ്ഥിര നിക്ഷേപമാക്കുക. ഉടനെത്തന്നെ അഞ്ച് വര്‍ഷത്തേയ്ക്ക്‌ ഒരു ആര്‍ഡികൂടി തുടങ്ങുക. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരായ ആര്‍ക്കും ആര്‍ഡി തുടങ്ങാം. അതിന് താഴെ പ്രായമുള്ളവരുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭിക്കും. കുറഞ്ഞത് ആറ് മാസം മുതല്‍ പരമാവധി 10 വര്‍ഷം വരെ. വ്യക്തികള്‍ക്കോ കൂട്ടായോ നിക്ഷേപം നടത്താം. നോമിനേഷന്‍ സൗകര്യവും ലഭിക്കും. നിശ്ചിതതുക നിശ്ചിത കാലാവധിയില്‍ പ്രതിമാസം നിക്ഷേപിച്ച് എസ്ബി അക്കൗണ്ടിലേതിനേക്കാള്‍ മികച്ച പലിശ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ആറ് മാസം മുതല്‍ പത്ത് വര്‍ഷംവരെയുള്ള കാലാവധിയില്‍ ആര്‍ഡി തുടങ്ങാം. വിവിധ കാലാവധികള്‍ക്കനുസരിച്ച് പലിശയില്‍ വ്യത്യാസമുണ്ട്. ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് ആര്‍ജിക്കാനുള്ള അവസരമാണ് ആര്‍ഡി നല്‍കുന്നത്. പാഠം 12ല്‍ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപം പൂര്‍ണമായും സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും പണം നഷ്ടമാകാന്‍ സാധ്യതയില്ലെന്ന് രാജ്യത്തെ ബാങ്കിങ് മേഖലയിലെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഡെപ്പോസിറ്റ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപം(പലിശ ഉള്‍പ്പടെ) തിരിച്ചുകിട്ടും. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോള്‍ ആവര്‍ത്തന നിക്ഷേപവും ആകര്‍ഷകമല്ല. ആര്‍ഡിയില്‍നിന്ന് ലഭിക്കുന്ന പലിശനിരക്കുകള്‍ക്കടുത്താണ് രാജ്യത്തെ പണപ്പെരുപ്പം. അങ്ങനെവരുമ്പോള്‍ നിക്ഷേപകന് മൂലധനത്തില്‍ കാര്യമായ നേട്ടം ലഭിക്കുന്നില്ല. വ്യത്യസ്ത കാലയളവില്‍ പലിശ നിരക്കുകള്‍ക്ക് വ്യത്യാസമുണ്ടാകും. ആര്‍ഡി തുടങ്ങുന്ന സമയത്ത് നിശ്ചയിക്കുന്ന പലിശയ്ക്ക് കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മാറ്റമുണ്ടാകില്ല. ഇടയ്ക്കുവെച്ച് പലിശ കുറയുകയാണെങ്കിലും നിലവിലുള്ള ആര്‍ഡിയെ ബാധിക്കില്ല. കാലാവധിയെത്തുന്നതിനുമുമ്പേ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും. നിക്ഷേപം ഇടയ്ക്കുവെച്ചു നിന്നുപോകുകയാണെങ്കില്‍ അക്കൗണ്ടില്‍ അവശേഷിക്കുന്നതുക പിന്‍വലിക്കാം. അങ്ങനെ പിന്‍വലിക്കുമ്പോള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പലിശയില്‍ കുറവ് വരും. ആവര്‍ത്തന നിക്ഷേപത്തിന്മേല്‍ വായ്പാ സൗകര്യവും ബാങ്കുകള്‍ നല്‍കുന്നുണ്ട്. നിക്ഷേപ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയുടെ 90 ശതമാനംവരെ ലോണ്‍ അനുവദിക്കും. ആര്‍ഡിയ്ക്ക് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതലായിരിക്കും അതിന്മേല്‍ എടുക്കുന്ന ലോണിനെന്നകാര്യം മറക്കേണ്ട. തുടക്കത്തിലെ നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും കാലാവധി കഴിയുന്നതുവരെ ബാധകമാകുക. അതിനുശേഷം എപ്പോഴെങ്കിലും ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടിയാല്‍ അതിന്റെ നേട്ടം ലഭിക്കില്ല. ഡെപ്പോസിറ്റ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലെങ്കില്‍ നിക്ഷേപതുകയും പലിശയും നഷ്ടപ്പെട്ടേക്കാം. കാലാവധിയെത്തുന്നതിനുമുമ്പേ നിക്ഷേപം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിന് അധികാരമുണ്ട്. ആവര്‍ത്തന നിക്ഷേപത്തിന് നികുതിയിളവുകളില്ല. ഓരോരുത്തരുടെയും വരുമാനത്തോട് ചേര്‍ത്ത് ആദായനികുതി നല്‍കണം. പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ ബാങ്കുകളില്‍ ആര്‍ഡി തുടങ്ങാം. വിദേശ ബാങ്കുകളുടെ രാജ്യത്തെ ബ്രാഞ്ചുകളിലും നാട്ടിലെ സഹകരണ ബാങ്കുകളിലും നിക്ഷേപം തുടങ്ങുന്നതിന് അവസരമുണ്ട്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിലെത്തി നിക്ഷേപം തുടങ്ങാം. പ്രതിമാസതുക അക്കൗണ്ടില്‍നിന്ന് നേരിട്ട് കിഴിവ് ചെയ്യാന്‍ ബാങ്കിന് അനുമതി നല്‍കാം. അതുവഴി പ്രതിമാസതുകയടയ്ക്കാന്‍ ബാങ്കിലെത്തുന്നത് ഒഴിവാക്കാം. നോമിനിയെ രജിസ്റ്റര്‍ ചെയ്യാന്‍ മറക്കേണ്ട. പലിശ നിരക്കുകളില്‍ ഭാവിയില്‍ മാറ്റംവന്നേക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികപലിശ ലഭിക്കും. വിവിധ കാലാവധികള്‍ക്ക് ബാങ്കുകള്‍ വ്യത്യസ്ത നിരക്കാലാണ് പലിശ വാഗ്ദാനംചെയ്യുന്നത്. ആദ്യം ബാങ്കിലെത്തി പലിശ നിരക്ക് അന്വേഷിക്കുക. തവണ മുടങ്ങാതിരിക്കാന്‍ ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിക്കുക. അങ്ങനയെങ്കില്‍ നിശ്ചിത ഇടവേളകളില്‍ എസ്ബി അക്കൗണ്ടില്‍നിന്ന് തുക താനെ പിന്‍വലിക്കും. ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ബാങ്കില്‍ പോകാതെയും ആര്‍ഡി തുടങ്ങാം. കാലാവധിയും നിക്ഷേപ തുകയും നിശ്ചയിച്ച് പലിശ നിരക്ക് നോക്കി നിക്ഷേപം തുടങ്ങാം. കാലാവധിയെത്തുമ്പോള്‍ മുതലും പലിശയും എസ്ബി അക്കൗണ്ടിലേയ്ക്ക് ബാങ്ക് ക്രഡിറ്റ് ചെയ്യും. റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പാഠം 151| അതിമോഹത്തിൽ മതിമറക്കരുത്: നിക്ഷേപിക്കുംമുമ്പ് മനസിലാക്കാം പേടിഎമ്മിന്റെ പാഠം നൈകയുടെ ചരിത്രം എപ്പോഴും ആവർത്തിക്കണമെന്നില്ല. അഹമ്മദാബാദ് ഐഐഎമ്മിലെ പൂർവ വിദ്യാർഥിയായ പാഠം 42: കോടികള്‍ നേടാന്‍ എസ്‌ഐപി എങ്ങനെ ഉപകരിക്കും? പാഠം 41: നഷ്ടസാധ്യത കുറഞ്ഞ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചറിയാം പാഠം 40: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ആദ്യമായി നിക്ഷേപിക്കുമ്പോള്‍ പാഠം 39: നിക്ഷേപിക്കാന്‍ യോജിച്ച സമയം എപ്പോഴാണ്? പാഠം 151| അതിമോഹത്തിൽ മതിമറക്കരുത്: നിക്ഷേപിക്കുംമുമ്പ് മനസിലാക്കാം പേടിഎമ്മിന്റെ പാഠം പാഠം 150| ചെറുപ്പക്കാരുടെ ഇടയിൽ ഹോട്ട് ഇടപാടിനുമുമ്പ് ജാഗ്രത പുലർത്താം പാഠം 149| നഷ്ടപ്പെടുത്തിയത് വർഷങ്ങൾ: മലയാളിയുടെ മടിശ്ശീലക്ക് ഇനിയെപ്പോൾ കനംവെയ്ക്കും? പാഠം 148| കടബാധ്യതയുണ്ടോ? കെണിയലകപ്പെടാതെ രക്ഷപ്പെടാനുള്ള വഴികളിതാ പാഠം 147| ചുവടുമാറ്റാൻ സമയമായി: നിക്ഷേപം ബുള്ളറ്റ് പ്രൂഫാക്കാൻ ആസൂത്രണം തുടങ്ങാം ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്രം Samakalika Malayalam ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം; സംസ്ഥാനങ്ങളോട് കേന്ദ്രം ന്യൂഡല്‍ഹി: ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും അതിനായി ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് മൊത്തത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ചില മേഖലകള്‍ കേന്ദ്രീകരിച്ച് രോഗം പടരുന്നുണ്ടെന്ന്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലവില്‍ ഉള്ള കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 30 വരെ തുടരുമെന്ന് കത്തില്‍ പറയുന്നു. രാജ്യത്ത് മൊത്തത്തില്‍ എടുത്താല്‍ രോഗവ്യാപനത്തില്‍ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ചില ജില്ലകളില്‍ വ്യാപനം രൂക്ഷമാണ്. ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കും ആക്ടിവ് കേസുകള്‍ കൂടി ന്ില്‍ക്കുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ അതതു പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം. ദീപാവലി, ചാത് പൂജ തുടങ്ങിയ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വലിയ ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കരുത്. ഇതിനായി പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണം. നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 25നും ജൂണ്‍ 28നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് കത്തില്‍ പറയുന്നു. വാക്‌സിനേഷനില്‍ രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിലുള്ളതു പോലെ വാക്‌സിന്‍ യജ്ഞങ്ങള്‍ തുടരണം. പരമാവധി വേഗത്തില്‍ കൂടുതല്‍ ആളുകള്‍ക്കു വാക്‌സിന്‍ നല്‍കായിരിക്കണം ഊന്നലെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) Giga Pixel Ai ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം – Trending News Today How To ഡൗണ്‍ലോഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ഇത് വായിക്കുക Giga Pixel Ai ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം എന്റെ കമ്പ്യൂട്ടറില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഒരു ചെറിയ ഫോട്ടോ ഉണ്ട്.അതിന്റെ പ്രോപ്പര്‍ട്ടീസ് നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാം അത് വെറും 12 കെ ബി സൈസ് മാത്രമേയുള്ളൂ എന്നും അതിന്റെ വീതി 220 പിക്സല്‍ ആണെന്നും നീളം 275 പിക്സല്‍ ആണെന്നും.അതൊന്നു സൂം ചെയ്ത് നോക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സ്കിന്‍ ഒക്കെ ബ്ലര്‍ ആകുന്നത് പോലെയും കണ്ണൊക്കെ ക്ലിയര്‍ അല്ലാത്തത് പോലെയും നമുക്ക് കാണാം,എന്നാല്‍ ഈ ചെറിയ ചിത്രം ഇതിന്റെ 600 ഇരട്ടി വലിപ്പത്തില്‍ ഹൈ ക്വാളിറ്റിയില്‍ നമുക്ക് ക്വാളിറ്റി ഇതിലും കൂടുതല്‍ കിട്ടുന്ന വിധത്തില്‍ നിര്‍മ്മിക്കാന്‍ ആകും. ഇതിനു നമ്മെ സഹായിക്കുന്നത് ടോപാസ് ഗിഗാ പിക്സല്‍ എ ഐ എന്ന സോഫ്റ്റ് വെയര്‍ ആണു.സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആക്കിയാല്‍ ഇതുപോലെ മുകളില്‍ മെനുവും സെന്ററിലായ് ചിത്രങ്ങള്‍ സെലക്റ്റ് ചെയ്യാനുള്ള സ്ഥലവും താഴെയായ് ചില ടൂട്ടോറിയലുകളുടെ ഭാഗങ്ങളും വലത് സൈഡില്‍ എഡിറ്റിങ്ങിനാവശ്യമായ മറ്റു സൗകര്യങ്ങളും കാണാം.നമ്മള്‍ സോഫ്റ്റ് വെയറിന്റെ സെന്ററിലെ ബ്രൗസ് എന്നത് സെലക്റ്റ് ചെയ്ത് നമുക്ക് എഡിറ്റ് ചെയ്യാനുള്ള ഫോട്ടോ സെലക്റ്റ് ചെയ്യണമാദ്യം.ഇപ്പോള്‍ ഞാന്‍ ഫോട്ടോ സെലക്റ്റ് ചെയ്ത് കൊടുത്തു.ഇപ്പോള്‍ നമുക്ക് സോഫ്റ്റ് വെയറിന്റെ ഇടത്തും വലത്തുമായ് ഒര്‍ജിനല്‍ എന്നും പ്രിവ്യൂ എന്നു നാം എഡിറ്റ് നടത്തിയ ശേഷമുള്ള ഔട്ട് പുട്ടെന്ന നിലയിലും ഫോട്ടോകളുടെ കമ്പാരിസണ്‍ പ്രിവ്യൂ കാണാം . വലത്തേ സൈഡില്‍ എഡിറ്റിറ്റിങ്ങ് ഒപ്ഷനുകളിലെ ഓട്ടോ അപ്ഡേറ്റ് പ്രിവ്യൂ എന്നത് എനേബിളാക്കിയാല്‍ അപ്പോള്‍ തന്നെ ഈ സോഫ്റ്റ് വെയര്‍ ഓട്ടൊമാറ്റിക്ക് ആയി ഫോട്ടോയിലെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് പ്രിവ്യൂ വലത്ത് വശത്ത് നമുക്ക് കാണിച്ച് തരും,പൂര്‍ണ്ണമായും ചീത്തയായവ ഇതുപയോഗിച്ച് പുന സൃഷ്ടിക്കാനാവില്ല എങ്കിലും 60 വരെ ഫെയ്സ് ഒക്കെ നഷ്ടപ്പെട്ടത് പുന്‍സൃഷ്ടിക്കപ്പെടുന്നുണ്ട്.ഒപ്പം നമുക്ക് മനസ്സിലാക്കാം ചിത്രത്തിന്റെ ഷാര്‍പ്പ്നെസ്സും കോണ്ട്രാസ്റ്റും ആകെ മൊത്തം നല്ലൊരു പിക്സല്‍ ഡെന്‍സിറ്റിയും കൈവന്നിരിക്കുന്നതായിട്ട്.മുകളില്‍ സൂം ചെയ്ത് നോക്കാന്‍ സൗകര്യം കാണാം,സൂം ചെയ്ത ശേഷം ആ പ്രിവ്യൂവില്‍ പ്രസ്സ് ചെയ്ത് പിടിച്ച് നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം പ്രിവ്യൂ ആയി കാണുന്ന രീതിയില്‍ നമുക്ക് മൂവ് ചെയ്ത് വയ്ക്കാന്‍ ആകും ആവശ്യമെങ്കില്‍ അത് ചെയ്യുക ഇപ്പോ നമുക്ക് രണ്ട് ഫൊട്ടോയിലേയും വ്യതാസം ശരിക്കും മനസ്സിലാക്കാന്‍ ആകുന്നുണ്ട്.ഇനി വലത് വശത്ത് എഡിറ്റിങ്ങിനുള്ള ഒപ്ഷന്‍സ് കാണിക്കുന്നതില്‍ 2 എക്സ്,4 എക്സ് 6 എക്സ് എന്നൊക്കെ കാണാം.അതില്‍ ഓരോന്നിലും സെലക്റ്റ് ചെയ്താല്‍ ഈ ഫോട്ടോ ക്വാളിറ്റി നഷ്ടം ഒട്ടും ഇല്ലാതെ അറുനൂറു വലിപ്പത്തില്‍ വരെ സൂം ആകുന്നതു കാണാം. ഈ ഫയല്‍ നമ്മള്‍ സേവ് ചെയ്താല്‍ ആ ഫയലിന്റെ സൈസും അതിനനുസരിച്ച് വലുതാകും.ഫയലിന്റെ വീതിയും നീളവുമൊക്കെ നമ്മുടെ ഇഷ്ടാനുസരണം സെറ്റ് ചെയ്ത് ഫയല്‍ ആ ക്വാളിറ്റിയില്‍ നിര്‍മ്മിക്കാനും ഇതില്‍ സൗകര്യം ഇതുപോലെ കാണാം.പിക്ചറിലെ ബ്ലര്‍,ഗ്രൂപ്പ് ഫോട്ടൊകളിലെ ഫെയ്സ് റീസ്റ്റോറേഷന്‍ കൂടുതല്‍ ഭംഗിയാക്കല്‍ തുടങ്ങിയവയ്ക്കുള്ള ഒന്നു രണ്ട് സൗകര്യങ്ങളും വലത്ത് വശത്ത് കാണാം.ആവശ്യമെങ്കില്‍ മാത്രം അവ ചെയ്യാം,അല്ലെങ്കില്‍ ഓട്ടോ ആയി സെറ്റ് ചെയ്യാം.അതിനു ശേഷം സേവ് ഇമേജ് എന്നത് അമര്‍ത്തി നമുക്കിഷ്ടമുള്ള ലൊക്കേഷനിലേക്ക് ഔട്ട് പുട്ട് സേവ് ചെയ്യാം.ഇപ്പോള്‍ നമ്മള്‍ എഡിറ്റ് ചെയ്യാന്‍ ഉപയോഗിച്ച 12 കെബി സൈസുള്ള ഒര്‍ജിനല്‍ ചിത്രത്തിനൊപ്പം നമുക്കിവിടെ 1 എം ബിക്ക് മുകളിലുള്ള 1320 ഇന്റ്യൂ 1650 പിക്സല്‍ റെസല്യൂഷനിലേക്ക് മാറിയിരിക്കുന്ന നമ്മള്‍ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ ഫയലും കാണാം.ഇനി രണ്ട് ഫയലും ഓപ്പണാക്കി നോക്കിയാല്‍ ചിത്രത്തിന്റെ ക്വാളിറ്റിയും വലിപ്പവും ഒര്‍ജിനല്‍ ചിത്രത്തേക്കാള്‍ വളരെ ഏറെ മെച്ചപ്പെട്ടിരിക്കുന്നതായ് കാണാം.ഇങ്ങിനെ നമുക്ക് ഏത് കുഞ്ഞന്‍ ചിത്രവും അതിലേറെ ക്വാളിറ്റിയില്‍ വലിയ ചിത്രമാക്കി മാറ്റാം ഏഷ്യയിലെ ഉഷ്ണമേഖലാ കാടുകളിൽ കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നവാബ് (Charaxes athamas ഇന്ത്യയിൽ പ്രധാനമായും പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ഹിമാലയൻ പ്രദേശങ്ങളിലുമായിട്ടാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്. ഇവക്ക് പുള്ളി നവാബുമായി വളരെ സാമ്യമുണ്ട്.[2][3][4][5][6][7] കാടിനോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലും ഇവയെ കാണാനുണ്ട്. മനോഹരമായ ഈ ശലഭത്തിന്റെ മുകൾഭാഗം കറുപ്പുനിറമാണ്. ഇരു ചിറകിലും മഞ്ഞയും പച്ചയും കലർന്ന് കാണാവുന്നതാണ്. പിൻചിറകിൽ ഓരോ ജോടി മുനയുള്ള ചെറുവാലുകൾ ഉണ്ടാവും. നനവാർന്നനിലത്തും ഇലകളിലും ഇരുന്ന് ഇവ വെയിൽ കായാറുണ്ട്. വളരെ വേഗത്തിലാണ് ഇവയുടെ പറക്കൽ. മഞ്ചാടി, വാക, ചപ്പങ്ങം, കരിങ്ങാലി തുടങ്ങിയവയുടെ ഇലകളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് മഞ്ഞനിറമാണ്. ഏതാനും ദിവസം കഴിയുമ്പോൾ മുട്ടയുടെ നിറം മാറും. ശലഭപ്പുഴുവിന് ഇരുണ്ട പച്ചനിറമാണ്. വിക്കിമീഡിയ കോമൺസിലെ Polyura_athamas എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. ചിത്രശലഭങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. ഓണം കഴിഞ്ഞാല്‍ കേരളത്തിലെ സുപ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ഹൈന്ദവമായ ആചാരമാണെങ്കിലും ഈ സന്ദര്‍ഭത്തിന് മറ്റു പല സവിശേഷതകളും ഉണ്ട്. പ്രാചീനകാലത്ത് വിഷു ദിനമാണ് കേരളത്തിന്‍റെ വര്‍ഷാരംഭ ദിനമായി കണക്കാക്കിയിരുന്നത്. പിന്നീടാണ് കൊല്ലവര്‍ഷത്തിന് ആ സ്ഥാനം ലഭിച്ചതും. എല്ലാ വര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ജ്യോതിശ്ശാസ്ത്രപരമായും ഈ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വിഷു സംക്രമ വേളയിലാണ് രാത്രിയുടെയും പകലിന്‍റെയും സമയ ദൈര്‍ഘ്യം തുല്യമായി വരുന്നത്. മലയാളിക്ക് ഇത് വിളവെടുപ്പിന്‍റെ അവസരം കൂടിയാണ്. ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ട് കേരളീയരുടെ അറകളും മനസ്സുകളും നിറയുന്ന ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്‍റെയും അസുലഭ സന്ദര്‍ഭം കൂടി ആണിത്. വ്യത്യസ്ഥമായ നാമങ്ങളിലും രൂപഭാവങ്ങളിലും ആണെങ്കിലും പശ്ചിമ ബംഗാള്‍, ആസ്സാം, പഞ്ചാബ്, ഹരിയാന, തമിഴ് നാട് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലും ഈ കാലഘട്ടം വിളവെടുപ്പ് ദിനമായോ വര്‍ഷാരംഭ ദിനമായോ ആചരിക്കപ്പെടുന്നുണ്ട്. വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി പോലും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയും. പൂത്തു തളിര്‍ത്തു നില്‍ക്കുന്ന വുക്ഷലതാദികള്‍ പകര്‍ന്നു നല്‍കുന്ന സൗന്ദര്യവും സൗരഭ്യവും അനുപമമാണ്. മംഗള സൂചകമായ മഞ്ഞനിറത്തിലുള്ള കൊന്നപ്പൂക്കള്‍ക്ക് വിഷുദിനത്തില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്. വിഷുക്കണിക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന പുഷ്പം ആയതിനാല്‍ ”കണിക്കൊന്ന” എന്ന പേരില്‍ ആണല്ലോ ഈ പൂക്കള്‍ അറിയപ്പെടുന്നത്. പ്രാദേശികമായ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം എങ്കിലും പൊതുവായ ചടങ്ങുകള്‍ വ്യത്യസ്തം അല്ല. കണി കാണുക എന്ന ചടങ്ങാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗൃഹങ്ങളില്‍ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലാണ് കണി ഒരുക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ തലേ ദിവസം തന്നെ തുടങ്ങിയിരിക്കും. അഞ്ചോ ഏഴോ തിരിയിട്ട നിലവിളക്ക് എന്ന നിറച്ചു ഭഗവല്‍ വിഗ്രഹത്തിന് മുന്നില്‍ വെയ്ക്കുന്നു. അതോടൊപ്പം ഒരു വലിയ ഓട്ടുരുളിയില്‍ അഷ്ടമംഗല്യം, കൊന്നപ്പൂവ്, അലക്കിയ വസ്ത്രം, പഴവര്‍ഗ്ഗങ്ങള്‍, ചക്ക, മാങ്ങ, കണി വെള്ളരിക്ക, ആദ്ധ്യാത്മിക ഗ്രന്ഥം, സ്വര്‍ണ്ണശകലം, നാളികേരം, വാല്‍ക്കണ്ണാടി തുടങ്ങിയവ വയ്ക്കുന്നു. വിശേഷാവസരങ്ങളില്‍ താലത്തില്‍ വെക്കുന്ന എട്ട് വസ്തുക്കള്‍ ക്കാണ് അഷ്ടമംഗല്യം എന്നു പറയുന്നതു. ഇത് വ്യത്യസ്ത തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. ഇവിടെ ഓട്ടുരുളിയില്‍ വെക്കുന്ന നെല്ല്, അരി, അമ്പ്, കണ്ണാടി, കുരുത്തോല, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവ അഷ്ടമംഗല്യം ആയി കരുതപ്പെടുന്നു. വീടുകളില്‍ ഗൃഹനാഥ ആണ് വിഷുവിന്റെ തലേദിവസം ഈ ഒരുക്കങ്ങള്‍ നടത്തുന്നത്. ക്ഷേത്രങ്ങളിലും വിഷുക്കണി കാണാനുള്ള സംവിധാനം ചെയ്യാറുണ്ട്. ഗുരുവായൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ കണികാണാന്‍ വിഷുദിനത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഗൃഹങ്ങളില്‍ സൂര്യോദയത്തിന് മുന്‍പുതന്നെ ഗൃഹനാഥനും ഗൃഹനായികയും ഉണര്‍ന്ന് പൂജാമുറിയിലെത്തി നിലവിളക്കിന്‍റെ ദീപപ്രഭയില്‍ ഭഗവാന്റെ വിഗ്രഹത്തെയും ഒപ്പം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതികങ്ങളായ മറ്റു വസ്തുക്കളെയും കണി കാണുന്നു. അതിനു ശേഷം മറ്റു കുടുംബാംഗങ്ങളെ വിളിച്ച് എഴുന്നേല്‍പ്പിച്ചു കണ്ണു തുറക്കാന്‍ അനുവദിക്കാതെ പൂജാ മുറിയില്‍ കൊണ്ട് വന്നു കണികാണിക്കുന്നു. അവിടെ ഐശ്വര്യവും സമൃദ്ധിയും വര്‍ഷം മുഴുവന്‍ തുടര്‍ന്നും ഉണ്ടാകും എന്ന വിശ്വാസം അവരെ ആഹ്ലാദഭരിതരാക്കുന്നു. വിഷു കഴിഞ്ഞു പത്താം ദിവസം സൂര്യന്‍ ഉച്ചസ്ഥായിയില്‍ വരുന്ന ദിവസം ”പത്താമുദയം” എന്നു അറിയപ്പെടുന്നു. ആ ദിവസങ്ങളില്‍ ആദിത്യപൂജ നടത്തുന്നതും ദേവീക്ഷേത്രങ്ങളില്‍ പ്രകൃതീശ്വരീ പൂജ നടത്തുന്നതും ഏറെ പവിത്രമായി കരുതപ്പെടുന്നു. ഈ ദിവസങ്ങളിലെ പ്രഭാതങ്ങള്‍ക്ക് കൂടുതല്‍ തെളിമയും ചൈതന്യവും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം. കണി കണ്ടു കഴിഞ്ഞാല്‍ വീട്ടിലെ കാരണവന്മാര്‍ ഇളമുറക്കാര്‍ക്ക് വിഷുക്കൈ നീട്ടം നല്കുക എന്ന ചടങ്ങാണ് നടക്കുക. ചില ഇടങ്ങളില്‍ നാണയത്തോടൊപ്പം വസ്ത്രങ്ങളും നല്‍കുന്ന പതിവുണ്ട്. നാണയത്തോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും പിന്‍ തലമുറക്കാര്‍ക്ക് നല്‍കുന്നു എന്നാണ് സങ്കല്‍പ്പം. ധന സമ്പാദനത്തിനും അത് സൂക്ഷ്മതയോടെ ചെലവഴിക്കാനും ഈ കൈനീട്ടം ഭാവി തലമുറക്ക് പ്രേരണയും പ്രചോദനവും ആകുന്നു. വീട്ടിലെ കുട്ടികള്‍ക്ക് മാത്രമല്ല ഭൃത്യജനങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും ഒക്കെ കൈനീട്ടം കൊടുക്കാറുണ്ട്. നല്‍കുന്ന തുകയല്ല, അതിന്‍റെ പിന്നിലുള്ള വികാരമാണ്, സ്‌നേഹ വല്‍സല്യങ്ങളാണ് പ്രധാനം. ഗ്രാമപ്രദേശങ്ങളില്‍, വിഷുദിനത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളെ കുളിപ്പിച്ചു ഇഷ്ടഭോജനം നല്കി തഴുകി തലോടി സന്തോഷിപ്പിക്കാറുണ്ട്. ഗോസംരക്ഷണം അതീവ പവിത്രമായ ഒരു കര്‍ത്തവ്യമായി കണക്കാക്കി ആണ് ആ കൃത്യം നിര്‍വ്വഹിച്ചിരുന്നത്. ഇന്നും പല സ്ഥലങ്ങളിലും ഈ പ്രക്രിയ തുടര്‍ന്ന് വരുന്നുണ്ട്. വിഷു ദിവസം അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രദര്‍ശനം കഴിഞ്ഞുവന്നതിനു ശേഷമേ പലരും പ്രഭാതഭക്ഷണം കഴിക്കാറുള്ളൂ. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. ഇക്കാലത്ത് ലഭിക്കുന്ന ചക്കയും മാങ്ങയും ഒക്കെ കറികല്‍ക്ക് ധാരാളമായ് ഉപയോഗിക്കും വിശിഷ്ടമായ കേരളീയ സസ്യവിഭവങ്ങള്‍ എല്ലാം സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കും. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. കാര്‍ഷികവൃത്തിയുമായി അഭേദ്യമായ ബന്ധമുള്ള ഒരു ആഘോഷമാണല്ലോ വിഷു. അത് കൊണ്ട് തന്നെ പണ്ടൊക്കെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷോകോല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും മറ്റും വില്‍ക്കുന്ന വിഷു ചന്തകള്‍ അന്നേ ദിവസം ഉണ്ടാകുമായിരുന്നു. സാധാരണ കടകളില്‍ കിട്ടാത്ത പല ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളുമൊക്കെ സുലഭമായ ഇക്കാലത്ത് വിഷു ചന്തകള്‍ അപ്രത്യക്ഷമായതില്‍ അത്ഭുതത്തിന് അവകാശമില്ല. എങ്കിലും പഴയ തലമുറയില്‍ പെട്ടവര്‍ ഗൃഹാതുരത്വത്തോടെ അത്തരം ചന്തകളെക്കുറിച്ച് ഓര്‍ക്കാറുണ്ട്. കൂട്ടയും വട്ടിയും പുല്‍പ്പായും മരത്തവിയും മണ്‍കലവും ഒക്കെ നിത്യജീവിതത്തില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം ചന്തകളും അപ്രസക്തമായിരിക്കുന്നു. വിത്തും കൈക്കോട്ടും, ”അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്തു”,”ചക്കയ്ക്കുപ്പുണ്ടോ, കണ്ടാല്‍ മിണ്ടണ്ട”, കൊണ്ടെ തിന്നോട്ടേ” തുടങ്ങിയ കിളി മൊഴികള്‍ വിഷൂ ക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കേള്‍ക്കാമായിരുന്നു. ജ്യോതിശാസ്ത്ര പരമായി ഇന്നും മേട വിഷുവിനെ വര്‍ഷാരംഭമായി കണക്കാക്കുന്നതിനാല്‍ വിഷുഫലമാണ് ഒരു വര്‍ഷത്തെ ഭാവി ഫലമായി ജ്യോതിഷ പണ്ഡിതന്മാര്‍ പ്രവചിക്കാറ്. അത്തരം പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ്യോതിഷ പ്രസിദ്ധീകരണങ്ങള്‍ക്കും കേരളത്തില്‍ നല്ല പ്രചാരം ഉണ്ട്. ചിങ്ങം, ധനു, മേടം എന്നീ മൂന്നു മാസങ്ങളിലാണ് കേരളീയരുടെ, പ്രത്യേകിച്ചു ഹൈന്ദവരുടെ മൂന്നു സുപ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണം, ധനുമാസത്തിലെ തിരുവാതിര മേടമാസത്തിലെ വിഷു എന്നിവയാണ് ആ മൂന്നു ആഘോഷങ്ങള്‍. തിരുവോണം മലയാളിയുടെ മഹോത്സവമായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി. തിരുവാതിരയ്ക്ക് സ്ത്രീകള്‍ക്കാണു പ്രാധാന്യം. ഈ രണ്ടു ആഘോഷങ്ങളെക്കുറിച്ചും ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിഷുവിനെക്കുറിച്ച് അങ്ങിനെ വൈവിധ്യപൂര്‍ണ്ണമായ ഐതിഹ്യസൂചനകള്‍ ഒന്നുമില്ല. വിളവെടുപ്പ് ഉല്‍സവമാണ്, വര്‍ഷാരംഭമാണ്, തുടങ്ങിയ പ്രസ്താവനകള്‍ മാത്രമേയുള്ളൂ. മറ്റു പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേ കാലയളവില്‍ സമാനരീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നു എന്നത് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തിന്റെ ഉത്തമ നിദര്‍ശനം ആണ്. ഉദാഹരണത്തിന് ആസ്സാമിലെ ”ബീഹൂ” ആഘോഷത്തിന് കേരളത്തിലെ വിഷു ആഘോഷവുമായി വളരെ ഏറെ സാദൃശ്യം ഉണ്ട്. മൂന്നു തവണ ബിഹു ആഘോഷിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ മാസത്തിലെ ബോഹാഗ് ബിഹു അഥവാ റോംഗാലി ബീഹൂവിനാന് പ്രാധാന്യം. നവവത്സര ആരംഭത്തെയും വസന്താഗമനത്തെയും കുറിക്കുന്ന ഈ ആഘോഷം വിളവെടുപ്പു ഉല്‍സവം കൂടിയാണ്. സദ്യയും പാട്ടും നൃത്തവും ആയി ആണ് അവര്‍ ഈ അവസരം വിനിയോഗിക്കുന്നത്. ചിലര്‍ ഓട്ടുപാത്രങ്ങളും പിച്ചള പാത്രങ്ങളും ചെമ്പ് പാത്രങ്ങളും വീട്ടിന് മുന്നില്‍ വലിയ ഉയരത്തില്‍ കെട്ടി ഇടുന്നു. കുട്ടികള്‍ പുഷ്പഹാരങ്ങള്‍ അണിഞ്ഞ് നൃത്തം ചെയ്യുന്നു. പഞ്ചാബിലെ ”ബൈശാഖി” അഥവാ ”വൈശാഖി”യും സമാനരീതിയിലുള്ള ആഘോഷമാണ്. 1699 ല്‍ സിഖ് മതത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഈ ആഘോഷത്തിന്റെയും തുടക്കം കുറിച്ചത്. കീര്‍ത്തനാലാപവും സദ്യയും ഭവന സന്ദര്‍ശനവും ഒക്കെ ആഘോഷത്തിന്റെ ഭാഗമാണ്. ”പൊഹേലി വൈശാഖി” എന്ന പേരിലാണ് ഈ ആഘോഷം പശ്ചിമ ബംഗാളിലും തൃപുരയിലും അറിയപ്പെടുന്നത്. തമിഴ് നാട്ടില്‍ ”പുത്തനാണ്ടു ‘ പിറക്കുമ്പോള്‍ ആഹ്ലാദത്തോടെ ജനങ്ങള്‍ ആ അവസരത്തെ എതിരേല്‍ക്കുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ മുതിര്‍ന്നവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റു വാങ്ങുകയും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അന്യ രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും സമാനരീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നു. ഈ ആഘോഷത്തിന് ഒരു സാര്‍വ്വദേശീയ സ്വഭാവം ഉണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ. ഇത്തവണ കൊറോണ എന്ന മഹാമാരിയുടെ ഭീതിദമായ ആക്രമണത്തിന്‍റെ അന്തരീക്ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ആഘോഷങ്ങള്‍ ഒന്നുമില്ല. സ്വന്തം വീടുകളില്‍ വിഷുക്കണി ഒരുക്കി ദുരന്തങ്ങളില്‍ നിന്നു കരകയറ്റാന്‍ സര്‍വ്വശക്തനായ ജഗദീശ്വരനോടു നമുക്ക് പ്രാര്‍ഥിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിയന്ത്രണങ്ങളെയും നിര്‍ദേശങ്ങളെയും വിനയപൂര്‍വ്വം അനുസരിച്ചു കൊണ്ട് ഈ വിഷു ദിനം നമുക്ക് അതതു വീടുകളില്‍ വെച്ചു പ്രാര്‍ഥനയുടെ ദിനമായി ആചരിക്കാം. തമിഴ് സിനിമ ലോകത്തെയും നാറ്റിച്ചു കൊണ്ട് ശ്രീറെഡ്‌ഡി ശ്രീയുടെ ലിസ്റ്റിലെ പ്രമുഖ താരങ്ങളുടെ പേരുകൾ കണ്ടു ഞെട്ടി ആരാധകർ വായിക്കാം July 20, 2018 July 20, 2018 editor123 reporterLeave a Comment on തമിഴ് സിനിമ ലോകത്തെയും നാറ്റിച്ചു കൊണ്ട് ശ്രീറെഡ്‌ഡി ശ്രീയുടെ ലിസ്റ്റിലെ പ്രമുഖ താരങ്ങളുടെ പേരുകൾ കണ്ടു ഞെട്ടി ആരാധകർ വായിക്കാം തെന്നിന്ത്യന്‍ സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്ന അവസരത്തില്‍ നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. സിനിമയില്‍ അവസരം തേടി വരുന്നവര്‍ അനുഭവിക്കേണ്ടി വരുന്നത് കഠിനമായ ലൈംഗിക ചൂഷണമാണെന്നാണ് ശ്രീ റെഡ്ഢി ആരോപിച്ചത്. ഒപ്പം തനിക്കുണ്ടായ ചൂഷണങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തുകയും സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ നടുറോഡില്‍ വെച്ച്‌ അര്‍ധ നഗ്‌നയായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സിനിമയിലെ ചില താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേരില്‍ ശ്രീറെഡ്ഢി ലൈംഗികാരോപണം ഉന്നയിച്ചത്. നടന്മാരായ രാഘവ ലേറന്‍സ്, ശ്രീകാന്ത്, നാനി, സുന്ദര്‍ സി, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി സംവിധായകരായ എ. ആര്‍ മുരുഗദാസ്, ശിവ കൊരട്ടാല, ഗായകന്‍ ശ്രീറാം എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് ശ്രീറെഡ്ഢി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആരോപണ വിധേയരായവര്‍ ഇത് നിഷേധിക്കുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് നടനും തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഭാരവാഹിയുമായ കാര്‍ത്തി പ്രതികരണവുമായി എത്തിയത്. ശ്രീ റെഡ്ഢിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളില്‍ ആര്‍ക്കും നടപടിയെടുക്കാന്‍ സാധ്യമല്ല. അവര്‍ക്കതെിരെ കൗണ്‍സിലിലെ അംഗങ്ങള്‍ പരാതി നല്‍കിയാല്‍ നമുക്ക് നടപടിയെടുക്കാമെന്നും കാര്‍ത്തി പറഞ്ഞു. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ കടക്കുട്ടി സിങ്കത്തിന്റെ പ്രചരണ പരിപാടിക്കിടെയാണ് ഇക്കാര്യം പങ്കുവെച്ചത്. നടി ശ്രീറെഡ്ഢി തമിഴ് ലീക്ക്സ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത്. ഇനിയും പലരുടേയും മുഖംമൂടി അഴിയാനുണ്ടെന്നും ശ്രീ റെഡ്ഢി വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള മുന്‍നിര നായികമാരുടെ എണ്ണം തന്റെയിനേക്കാളും വലുതാണെന്നും ശ്രീറെഡ്ഢി പറയുന്നു. നടി ശ്രീ റെഡ്ഢി നടന്‍ സുന്ദര്‍ സിക്കെതിരെ ആരോപണവുമായി വന്നതിന് പിന്നാലെ നടിയും സുന്ദര്‍സിയുടെ ഭാര്യയുമായ ഖുശ്‌ബു പ്രതികരണവുമായി എത്തിയിരുന്നു. ശ്രീറെഡ്ഢിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഖുശ്‌ബു നടത്തിയത്. ഇതോടെ മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങളെ പോലെ തെന്നിന്ത്യന്‍ സിനിമാ ലോകവും മാറുകയാണ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പ്രതിയാക്കി കുറ്റപത്രം കൊടുത്തിട്ടും നടന്‍ ദിലീപിനെ താര സംഘടന സംരക്ഷിക്കുകയാണ്. ഇതിന് സമാനമാണ് തമഴിലേയും അവസ്ഥയെന്നാണ് വിലയിരുത്തല്‍. നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍.സി എന്നിവര്‍ക്കെതിരേ ഗുരുരുതരമായ ആരോപണങ്ങളുമായി എത്തിയ ശ്രീ റെഡ്ഡിയുടെ ലിസ്റ്റ് കണ്ട് ഇതിനൊരവസാനമില്ലേ എന്ന് ചോദിച്ചവര്‍ക്ക് നടി നല്കിയ മറുപടിയാണ് പുതിയ വഴിത്തിരവിലേക്ക് എത്തിക്കുന്നത്. തന്റെ ലിസ്റ്റ് ഒക്കെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര താരങ്ങളുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ മറുപടി. തൃഷ, സാമന്ത, നയന്‍താര, ഹന്‍സിക എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. കൂട്ടി വായിച്ചാല്‍ ശ്രീ റെഡ്ഡി എയ്തിരിക്കുന്ന ഒളിയമ്ബ് മുന്‍നിര നായികമാരായ തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് സൂൂചനകളില്‍ നിന്ന് മനസാക്കാവുന്നതാണ്. തെലുങ്കിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളെയും സംവിധായകരെയും തുറന്നു കാട്ടിയതിനു തൊട്ടുപിന്നാലെ തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരെയാണ് ശ്രീ ഉന്നം വയ്ക്കുന്നത്. പ്രമുഖരുടെ അവസാനിക്കാത്ത പട്ടിക കണ്ട് നെറ്റിച്ചുളിച്ചവര്‍ ഇതിനൊന്നും ഒരു അവസാനമില്ലേ ശ്രീ എന്ന ചോദ്യത്തിനാണ് നര്‍മം കലര്‍ത്തി ശ്രീ റെഡ്ഡി മറുപടി നല്‍കുന്നത്. ഹന്‍സികയെയും തമന്നയേയും പേരിടെത്തു പറഞ്ഞും ശ്രീ വിമര്‍ശിച്ചിരുന്നു. ഹന്‍സികയ്ക്കും തമന്നയ്ക്കും വലിയ ലിസ്റ്റ് ഉണ്ട്. ഞാന്‍ സിനിമകളെ കുറിച്ചാണ് ഉദ്ദേശിച്ചതെന്നും എവിടെയും തൊടാതെ ശ്രീ റെഡ്ഡി പറഞ്ഞു. തമിഴ് സംവിധായകന്‍ സുന്ദര്‍ സി യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീ റെഡ്ഡി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് സുന്ദര്‍ സി. തന്നോട് പറഞ്ഞതായി ശ്രീ റെഡ്ഡി വെളിപ്പെടുത്തി. എന്നാല്‍ പോസ്റ്റിട്ട് അധികമാകുന്നതിന് മുന്‍പ് തന്നെ ശ്രീറെഡ്ഢിക്ക് മറുപടിയുമായി നടിയും സുന്ദര്‍സിയുടെ ഭാര്യയുമായ ഖുശ്‌ബു രംഗത്തെത്തിയിരുന്നു.നായയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നാണ് ഖുശ്‌ബു പ്രതികരിച്ചത്. കൊയിലാണ്ടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ചോരക്കൊതി മാറാതെ എസ്ഡിപിഐ; സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം പിപി രമണിയുടെ വീടിന് നേരെ ബോംബേറ് കാനഡയില്‍ പിറന്നാള്‍ ആഘോഷത്തിനിടയിലെ വെടിവെയ്‌പ്പില്‍ ഒരു മരണം കൂടി അമ്മയുടെ വിയോഗം താങ്ങാനാവാതെ ഖുഷിയും ജാന്‍വിയും, വേദനയടാക്കാനാവാതെ ബോണി കപൂറും! ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ക്ക് ഇന്നും അനുമതിയില്ല; ഇഡി ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് ഇന്ധന വിലവർധന ജനങ്ങളെ ബിജെപിയിൽ നിന്ന്‌ അകറ്റി; കേരളത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പാർട്ടിവിട്ടെന്ന്‌ പി പി മുകുന്ദൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി ‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന് വലതു കണ്ണും കൈയും നഷ്ടപ്പെട്ടു ചൈനയിലാണ് സംഭവം. സോഫ്റ്റ്പീഡിയ വെബ്സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം പയ്യന്റെ വലതു കണ്ണും കൈയ്യുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്ഫോടനത്തില്‍ ഒരു കണ്ണും വലത്തെ കൈയ്യിലെ വിരലുകളും നഷ്ടപ്പെട്ടു. രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഫീച്ചര്‍ ഫോണാതിനെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച ഫോണിന്റെയും പരുക്കേറ്റ പയ്യന്റെ ചിത്രങ്ങളും വിവിധ വെബ്സൈറ്റുകളില്‍ വന്നിട്ടുണ്ട്. വിലകുറഞ്ഞ, പഴയ മോഡല്‍ ഫീച്ചര്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഏതു ബ്രാന്‍ഡിന്റെ ഫോണാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. “വാചകമടി നിർത്തി വല്ല പണിയുമെടുക്കൂ ചേട്ടാ” മോദിയെ കണക്കിന് പരിഹസിച്ചും വിമർശിച്ചും രാഹുൽഗാന്ധിയുടെ സൂപ്പര്ഹിറ് പ്രസംഗം ; rss ഉം ദേശസ്നേഹവും ഏതൊരു പാർട്ടിക്കാരനും അറിയേണ്ട വസ്തുതകൾ കുമ്മനം രാജശേഖരന്റെ പുതിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചോര്‍ന്നു; മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ വീഡിയോ ഗാനം കാണാം ഇന്ധന വിലവർധന ജനങ്ങളെ ബിജെപിയിൽ നിന്ന്‌ അകറ്റി; കേരളത്തിൽ പതിനായിരത്തിലധികം പ്രവർത്തകർ പാർട്ടിവിട്ടെന്ന്‌ പി പി മുകുന്ദൻ ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ… മുരളി തുമ്മാരുകുടി ‘സന്ധ്യ പ്രതികരിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി വക അഞ്ചു ലക്ഷം രൂപ; ജോജു പ്രതികരിച്ചപ്പോള്‍ കള്ളുകുടിയന്‍’; പരിഹസിച്ച് സൈബര്‍ ലോകം മൊബൈല്‍ ഫോണ്‍ വിപണിയില്‍ ആദ്യം മുതലേ കേള്‍ക്കുന്ന പേരാണ് നോക്കിയ. മുന്‍നിര ബ്രാന്‍ഡുകളുടെ പല തരം മോഡല്‍ വന്നാലും നോക്കിയ എന്ന ബ്രാന്‍ഡില്‍ വിശ്വസിക്കുന്നവരുണ്ട് കയ്യിലൊതുങ്ങുന്ന വിലയില്‍ ക്വാളിറ്റിയുള്ള ഫോണ്‍' അതാണ് നോക്കിയ ഫോണുകളുടെ സവിശേഷത. നോക്കിയയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡലായ നോക്കിയ G50 ബുധനാഴ്ച പുറത്തിറങ്ങിയിരുന്നു. നോക്കിയ ബ്രാൻഡ് ലൈസൻസിയായ എച്ച്.എം.ഡി ഗ്ലോബലിന്‍റെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട് ഫോണ്‍ ആണിത്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോട് കൂടിയുള്ളതാണ് പുതിയ നോക്കിയ ഫോണ്‍. 64 ജിബിയാണ് ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രൊസസറാണ് 4 ജിബി റാമിലുള്ള ഈ സ്മാർട് ഫോണിനുള്ളത്. ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതിയുടെ ജീവിതം പലര്‍ക്കും പ്രചോദനമാവുകയാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ എപ്പോഴും പരിഭവങ്ങളും പരാതികളും പറഞ്ഞു നടക്കുന്നുവര്‍ അറിയണം ഈ ജീവിതം. തൂപ്പുകാരിയായി ജോലി ചെയ്ത ആശുപത്രിയില്‍ പിന്നീട് നഴ്‌സായി എത്തിയ ജെയന്‍സ് ആന്‍ഡ്രേഡ്‌സ് മികച്ച ഒരു മാതൃകയാണ് സമൂഹത്തിന് നല്‍കുന്നത്. അതും സ്വന്തം ജീവിതം കൊണ്ടു തന്നെ. പത്ത് വര്‍ഷത്തോളമുള്ള ഒരു കരിയര്‍ യാത്രയെ സൂചിപ്പുക്കുന്ന ചിത്രങ്ങള്‍ ജെയന്‍സ് ആന്‍ഡ്രേഡ്‌സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പലരും ആ ജീവിതത്തെ അടുത്തറിഞ്ഞത്. ന്യൂയോര്‍ക്കിലെ ബഫാലോ സ്വദേശിനിയാണ് ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതി. മസാചുസെറ്റ്‌സിലെ ബേസ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ കസ്‌റ്റോഡിയല്‍ സ്റ്റാഫായിട്ടായിരുന്നു ജെയന്‍സ് ആന്‍ഡ്രേഡ്‌സിന്റെ തുടക്കം. എന്നാല്‍ ക്ലീനിങ് ജോലി ചെയ്യുന്നതിനിടെയിലും അവര്‍ മറ്റ് നഴ്‌സുമാര്‍ എങ്ങനെയാണ് രോഗികളെ പരിചരിക്കുന്നത് എന്ന് സൂക്ഷമമായി വീക്ഷിച്ചു. നഴ്‌സിങ് ജോലിയെ സ്‌നേഹിച്ച ജെയന്‍സ് ആന്‍ഡ്രേഡ്‌സ് അതേ ആശുപത്രിയില്‍ തന്നെ പഠിച്ചു. ഒടുവില്‍ നഴ്‌സാവുകയും ചെയ്തു. അതും അതേ ആശുപത്രിയില്‍ തന്നെ. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം എന്ന കുറിപ്പിന് ഒപ്പം തന്റെ ഐഡന്റിറ്റി കാര്‍ഡുകളുടെ ചിത്രങ്ങളും ജെയന്‍സ് ആന്‍ഡ്രേഡ്‌സ് പങ്കുവെച്ചിട്ടുണ്ട്. പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ്- അവിശ്വസനീയ കാഴ്ച 105 വർഷത്തിന്റെ ഇടവേളയിൽ ഒരേ സ്ഥലത്ത് നിന്നും പകർത്തിയ രണ്ടു ചിത്രങ്ങൾ- അവിശ്വസനീയമായ മാറ്റം ഭരണഘടനയുടെ മാതൃകയിൽ അഭിഭാഷകരുടെ വിവാഹ ക്ഷണക്കത്ത്- കൗതുകക്കാഴ്ച സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല! പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി; ആത്മസംയമനംകൊണ്ട് സുരക്ഷിതമായി ലാൻഡ് ചെയ്ത് പൈലറ്റ് ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ഗായിക അനുരാധ പഡ്‌വാൾ എന്റെ അമ്മ, സംഗീത തിരക്കുകാരണം കുടുംബസുഹൃത്തിനെ നോക്കാനേൽപ്പിച്ചു; വർക്കല സ്വദ Samakalika Malayalam ഗായിക അനുരാധ പഡ്‌വാൾ എന്റെ അമ്മ, സംഗീത തിരക്കുകാരണം കുടുംബസുഹൃത്തിനെ നോക്കാനേൽപ്പിച്ചു; വർക്കല സ്വദേശിനി കുടുംബകോടതിയിൽ ബോളിവുഡ് ഗായിക അനുരാധ പഡ്‌വാൾ തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വർക്കല സ്വദേശി കർമ്മല മോഡക്സ് കുടുംബകോടതിയിൽ. അവകാശപ്പെട്ട സ്വത്ത്‌ നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചതായി കർമ്മല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനുരാധ പഡ്‌വാൾ- അരുൺ പഡ്‌വാൾ ദമ്പതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വർക്കല സ്വദേശി പൊന്നച്ചനെ നോക്കാനേൽപ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താൻ വളർന്നതെന്നും കർമ്മല പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോൾ അനുരാധയും ഭർത്താവുമെത്തി കർമ്മലയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവർക്കൊപ്പം പോയില്ല. അതിനുശേഷം അനുരാധ മകളെ മറന്നു. കർമ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്. പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുൻപാണ്‌ തന്റെ യഥാർത്ഥ അമ്മ അനുരാധയാണെന്ന് കർമ്മലയെ അറിയിക്കുന്നത്. കർമ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാൻ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെൺമക്കൾ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടർന്നാണ് കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജിയിൽ പറയുന്നു. വക്കീൽ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കർമ്മല മോഡക്സ് പറഞ്ഞു. ലീഗൽ അഡ്വൈസർ അഡ്വ. അനിൽപ്രസാദ്‌, ഭർത്താവ് ടറൻസ്‌ മോഡക്സ് എന്നിവർക്കൊപ്പമാണ് കർമ്മല വാർത്താസമ്മേളനത്തിനെത്തിയത്. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) 2 മാസത്തിൽ കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ലാഭിക്കാൻ ഈ ട്രിക്കുകൾ പ്രയോഗിച്ചാൽ മതി😍🔥 നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഇപ്പോൾ ഏറ്റവും പ്രാധാന്യം ഗ്യാസ് അടുപ്പുകൾക്കാണല്ലോ? പണ്ടുകാലത്ത് വിറകടുപ്പുകൾ ആയിരുന്നു എങ്കിൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഗ്യാസ് അടുപ്പുകളിലായിരിക്കും പാചകം. ചോറ് മുതൽ എല്ലാ സാധനങ്ങളും ഗ്യാസ് അടുപ്പ് ഉപയോഗിച്ചായിരിക്കും പാചകം ചെയ്യുക. എന്നാൽ കൂടിക്കൊണ്ടിരിക്കുന്ന ഈ ഇന്ധനവിലയിൽ ഗ്യാസ് ലഭിക്കാനുള്ള ചില ടിപ്പുകൾ പരിചയപ്പെടാം. ചപ്പാത്തി, ദോശ ഇവയൊക്കെ ഉണ്ടാക്കുമ്പോൾ അവസാനത്തെത് ഉണ്ടാക്കുന്ന സമയത്ത് പാതിവേവാകുമ്പോൾ തീ ഓഫ് ചെയ്യുക. ചട്ടിയിൽ കിടന്ന് ഇവ വേവും. ഗ്യാസ് ബർണർ ഇടയ്ക്കിടെ വൃത്തിയാക്കുക. ഒരുമിച്ചു കുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. കുക്ക് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഒരുമിച്ച് സ്റ്റാവിൻറെ അടുത്ത് വെക്കുക. ആവിയിൽ വേവിക്കുന്ന സാധനങ്ങൾ വെള്ളം തിളച്ചു കഴിഞ്ഞാൽ തീ കുറച്ചതിനുശേഷം വേവിക്കുക. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Magic World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit Nisha’s Magic World എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): പാപ്പരാസികളുടെ ഭാവനയല്ല തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍റെ വിദേശ നടൻ മൈക്കിള്‍ കോര്‍സേലുമായുള്ള പ്രണയം എന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് പാപ്പരാസികളുടെ ഭാവനയല്ല തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍റെ വിദേശ നടൻ മൈക്കിള്‍ കോര്‍സേലുമായുള്ള പ്രണയം എന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇല്ലെന്ന് പറയാനോ ഇരുവരും മുന്നോട്ട് വന്നില്ല. പക്ഷേ ഒന്നിച്ചുള്ള ഫോട്ടോകള്‍ നിരന്തരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. ഇരുവരും പിരിയുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. മൈക്കിള്‍ കോര്‍സേല്‍ ആണ് ഇരുവരും പിരിയുന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത് ലോകത്തിന്റെ രണ്ട് വശങ്ങളിലാണ് നിര്‍ഭാഗ്യവശാല്‍ ഞങ്ങളെ ജീവിതം കൊണ്ടെത്തിച്ചത്. സ്വന്തം വഴിയില്‍ നടക്കാൻ പോകുന്നു. പക്ഷേ എന്നും അവള്‍ എന്റെ അടുത്ത ആളായിരിക്കും. അവരെ ഇന്നും സുഹൃത്തായി ഇരിക്കുന്തില്‍ നന്ദിയുണ്ട് മൈക്കിള്‍ കോര്‍സേല്‍ പറയുന്നു. ഇരുവരുടെയും പ്രണയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സോഷ്യല്‍ മീഡിയ ആയിരുന്നു. അവര്‍ പുറത്തുവിട്ട ഓരോ ചിത്രങ്ങളെ കുറിച്ചും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം ചര്‍ച്ചകള്‍ സജീവമായിരുന്നു. പാപ്പരാസികളുടെ കഥകളാണ് താരപുത്രിയുടെയും താരത്തിന്‍റെ പ്രണയകഥയെന്ന് വിശ്വസിച്ചവര്‍ക്കെല്ലാം തെറ്റി എന്ന് തെളിയിച്ചാണ് ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്ത. Bhamaa മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഭാമ; ആശംസയുമായി ആരാധകരും Prithviraj ഒടുവിൽ അവർ കണ്ടുമുട്ടി; കോശി കുര്യനെ കാണാൻ ഡാനിയൽ ശേഖർ എത്തിയപ്പോൾ Katrina Kaif Vicky Kaushal Wedding വധൂവരന്‍മാര്‍ എത്തുക ഹെലികോപ്റ്ററില്‍; വിക്കി- കത്രീന വിവാഹ വിശേഷങ്ങൾ manju warrier സന്തോഷകരമായ പുഞ്ചിരി കണ്ണുകളെ ഈറനണിയിക്കും; ചിത്രങ്ങളുമായി മഞ്ജു വാര്യർ Santhwanam സഹോദരങ്ങള്‍ക്കായി തമ്പിയോട് കയര്‍ത്ത് ഹരി സാന്ത്വനം' റിവ്യു Mullaperiyar മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സതീശൻ, സർക്കാർ ആരെയോ ഭയപ്പെടുന്നു? Farm Laws കർഷകരുടെ മരണം കണക്കില്ലെന്നാണ് മന്ത്രി പറയുന്നത്, ഇതാ കണക്കുകൾ, നടപടിയെടുക്കൂ ലോക്സഭയിൽ രാഹുൽ Chocolate bordered Flitter അനേകം ചിത്രശലഭങ്ങളെ പകർത്തി, അപ്രതീക്ഷിതമായി ക്യാമറയിൽ പതിഞ്ഞ് അജ്ഞാതസുന്ദരി Idukki Dam അര്‍ദ്ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ട് തമിഴ്നാട്, ഒടുവില്‍ ചെറുതോണി തുറന്ന് കേരളവും സൗരയൂഥത്തിന് പുറത്ത് 'ഏറ്റവും കുഞ്ഞന്‍ പുതിയ വിസ്മകരമായ കണ്ടെത്തലുമായി ശാസ്ത്രലോകം ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ തെന്നിന്ത്യയിലെ ഏത് ഭാഷയെടുത്താലും നിറയെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദർ. ഒരുവേള ചലച്ചിത്രമേഖലയിൽ നിന്ന് മാറി രാഷ്ട്രീയത്തിലും താരം ഒരു കൈ പയറ്റി നോക്കി. അന്നും ഖുശ്ബുവിനെ… കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം വിജയകരമായി പ്രദർശനം തുടരുകയാണ്. ആ വിജയാഘോഷങ്ങൾക്കിടയിൽ തന്റെ അപ്പയെ (ജയറാം) കുറിച്ചുള്ള രസകരമായ… 1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച പൂമരം എന്ന ചിത്രം തീയറ്ററുകളിലെത്തി. കാളിദാസ്‌ ജയറാം… “പൂമരം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്ന്” നിവിൻ പോളി കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം ഗംഭീര അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എബ്രിഡ് ഷൈന്റെ… മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുവരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി മുന്‍ നിര താരങ്ങള്‍ ഇപ്പോള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചില മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് ചില വാട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലായിരിക്കുന്നത്. എന്നാല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ ചോരുമോ എന്ന ആശങ്ക എല്ലാവരും പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. വാട്‌സാപ്പിലൂടെ അയയ്ക്കുന്ന സന്ദേശങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മൂന്നാമതൊരാള്‍ക്ക് അത് ലഭ്യമാകില്ലെന്നും വാട്‌സാപ്പിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സന്ദേശങ്ങള്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുനല്‍കുന്നതാണ്. നിങ്ങള്‍ ആര്‍ക്കാണോ സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവര്‍ക്കല്ലാത്തെ മൂന്നാമതൊരാള്‍ക്ക് ലഭ്യമാകില്ല. വാട്‌സാപ്പിലെ എല്ലാ സന്ദേശങ്ങള്‍ക്കും ഇത് ബാധകമാണെന്നും വാട്‌സാപ്പിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, ഇത്രയും സുരക്ഷ വാട്‌സാപ്പിന് ഉണ്ടായിട്ടും ബോളിവുഡ് താരങ്ങളുടെ സന്ദേശങ്ങള്‍ എങ്ങനെ ലീക്കായി എന്നാണ് ഉയരുന്ന ആശങ്ക. അതേസമയം, ലീഗല്‍ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് വാട്‌സാപ്പിന് പ്രത്യേക ചട്ടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് മത്രമേ അക്കൗണ്ട് സംബന്ധിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുകയുള്ളൂ. Previous articleബീഹാര്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് തുടങ്ങും Next articleജി.എസ്.ടിയില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി സി.എ.ജി റിപ്പോര്‍ട്ട്‌ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി മുംബൈ: മുംബൈയിലെ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്സൽ എന്നീ രണ്ട് പേരാണ് അറസ്റ്റ് ചെയ്തത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് റിയാദ്: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ പല രാജ്യങ്ങളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ഏഴ് രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലെ വിമാനങ്ങൾക്കാണ് വിലക്ക്. മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ് മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെഅച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയില്‍നിന്ന് പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി 20കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി സിറോ മലബാർ സഭ കുർബാന തർക്കം തുടരുന്നു ThomasFag on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു forswearing on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു visaWeichot on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു PatrickGob on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു AnthonyMasty on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു Editor Global Indian on പിണറായിയെ നേരിടാന്‍ തയ്യാര്‍: ധര്‍മ്മടത്ത് മത്സരിക്കാമെന്ന് കെ സുധാകരന്‍ Michaelton on ജോൺ‍ പി. ഡാനിയേൽ അന്തരിച്ചു Bill on പിണറായിയെ നേരിടാന്‍ തയ്യാര്‍: ധര്‍മ്മടത്ത് മത്സരിക്കാമെന്ന് കെ സുധാകരന്‍ Mathew+Joys on ജോര്‍ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു J Daniel on വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് സ്വത്തുക്കൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതി വിധി ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ മാർഗ്ഗദ്ദർശിയായ കൊലുമ്പൻ എന്ന ആദിവാസിയുടെ പ്രതിമ ആദ്യഘട്ടത്തിൽ 15,000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലുംമറ്റുംപെട്ടു മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെക്കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്കു വഴികാട്ടിയായി കൊലുമ്പനെക്കൂട്ടി. കൊലുമ്പൻ, കുറവൻ കുറത്തി മലയിടുക്കു കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാദ്ധ്യതകളെക്കുറിച്ച്‌, തിരുവിതാംകൂർ ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. 1937ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്നീ എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിനനുകൂലമായി പഠനറിപ്പോർട്ടു സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌, അണക്കെട്ടു നിർമ്മിക്കാൻ വിവിധ പഠനറിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്രജലവൈദ്യുതക്കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾനടത്തിയിരുന്നു. 1961-ലാണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963ൽ പദ്ധതിക്ക്‌, കേന്ദ്ര ആസൂത്രണക്കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌, കുറവൻമലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം, ചെറുതോണിപ്പുഴയിലൂടെയൊഴുകിപ്പോകാതിരിക്കാൻ, ചെറുതോണിയിലും ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. IS 456-2000 അനുസരിച്ചുള്ള എം40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവുംശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട്, ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേകഡിസൈനോടെയാണു പണികഴിപ്പിച്ചിട്ടുള്ളത്[8]. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകളുപയോഗിച്ച്, 780 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു .വാർഷികോൽപ്പാദനം 2398 MU ആണ്. 1976ൽ മൂന്നു ടർബൈനുകളും 1986ൽ മൂന്നു ടർബൈനുകളും കമ്മീഷൻചെയ്തു. ഇടുക്കി ജലസംഭരണി, ഇടുക്കി ചെറുതോണി അണക്കെട്ടുകൾ കാണാവുന്നതാണ്. ഇരട്ടയാറിൽ നിന്നും ഇടുക്കി ഡാമിലേക്കു അഞ്ചുരുളി ടണൽ വഴി വെള്ളമൊഴുകുന്ന ഭാഗം ഇടുക്കി അണക്കെട്ടിന്റെ അനുബന്ധമായ ചെറുതോണി അണക്കെട്ടിൽ ജലം നിറഞ്ഞുകിടക്കുന്നു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. വിക്കിമീഡിയ കോമൺസിലെ Idukki Dam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. നെയ്യാർ • പേപ്പാറ • അരുവിക്കര • തെന്മല • ഗവി • കുള്ളാർ • മീനാർ I • മീനാർ II • പമ്പ • ആനത്തോട് • കക്കി • മൂഴിയാർ • അപ്പർമൂഴിയാർ • വെള്ളത്തോട് • മണിയാർ • കുണ്ടള • മാട്ടുപ്പെട്ടി • മൂന്നാർ ഹെഡ്‍വർക്സ് • മുല്ലക്കാനം • ആനയിറങ്കൽ • പൊന്മുടി • ചെങ്കുളം • കല്ലാർകുട്ടി • ലോവർപെരിയാർ • മുല്ലപ്പെരിയാർ • ഇടുക്കി • ചെറുതോണി • കുളമാവ് • അഴുത ഡൈവേർഷൻ • വഴിക്കടവ് • കുട്ടിയാർ • വടക്കേപ്പുഴ • കല്ലാർ • ഇരട്ടയാർ • നാരകക്കാനം • മലങ്കര • ഇടമലയാർ • ഭൂതത്താൻ കെട്ട് • ഷോളയാർ • പെരിങ്ങൽക്കുത്ത് • തുമ്പൂർമുഴി • ചിമ്മിനി • പീച്ചി • വാഴാനി • പൂമല • പറമ്പിക്കുളം • തൂണക്കടവ് • പെരുവാരിപള്ളം • മീങ്കര • ചുള്ളിയാർ • പോത്തുണ്ടി • മംഗലം • വാളയാർ • മലമ്പുഴ • ശിരുവാണി • കാഞ്ഞിരപ്പുഴ • കാരാപ്പുഴ • ബാണാസുര സാഗർ • കക്കയം • പെരുവണ്ണാമുഴി • പഴശ്ശി • വെള്ളത്തൂവൽ • ശബരിഗിരി • കക്കാട് • പള്ളിവാസൽ • ചെങ്കുളം • പന്നിയാർ • നേര്യമംഗലം • നേര്യമംഗലം എക്സ്റ്റൻഷൻ സ്കീം • ഇടുക്കി • ലോവർ പെരിയാർ • ഇടമലയാർ • ഷോളയാർ • പെരിങ്ങൽക്കുത്ത് • പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ • കുറ്റ്യാടി • പേപ്പാറ • കല്ലട • മാട്ടുപ്പെട്ടി • മലങ്കര • ചിമ്മിനി • പീച്ചി • മലമ്പുഴ • ലോവർ മീൻമുട്ടി • ഉള്ളുങ്കൽ • കരിക്കയം • മണിയാർ • റാന്നി പെരുനാട് • പെരുന്തേനരുവി • കുത്തുങ്കൽ • വെള്ളത്തൂവൽ • ഇരുട്ടുകാനം • മാങ്കുളം • കല്ലാർ • മീൻവല്ലം • ആഢ്യൻപാറ • ചെമ്പുകടവ് 1 • ചെമ്പുകടവ് 2 • ഉറുമി 1 • ഉറുമി 2 • പൂഴിത്തോട് • വിലങ്ങാട് • ബാരാപ്പോൾ • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 12:47, 21 ഒക്ടോബർ 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. തന്ത്രപരമായ വില്‍പ്പനയ്ക്ക് നീക്കം, വാങ്ങാന്‍ താല്‍പര്യം ഈ വ്യവസായ ഭീമന്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഈ രീതിയില്‍ തന്ത്രപരമായ വില്‍പ്പനയ്ക്ക് നീക്കം, വാങ്ങാന്‍ താല്‍പര്യം ഈ വ്യവസായ ഭീമന്: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഈ രീതിയില്‍ എയർ ഇന്ത്യയുടെ മൊത്തം കടം നിലവില്‍ 55,000 കോടി രൂപയാണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. മുംബൈ: എയർ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കം വീണ്ടും ശക്തമാക്കി കേന്ദ്രസർക്കാർ. എയര്‍ ഇന്ത്യയുടെ മുഴുവൻ ഓഹരികളും വില്‍ക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്ന് ധനകാര്യമന്ത്രാലയ വൃത്തങ്ങൾ നല്‍കുന്ന സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താൻ ശ്രമിച്ചതിന്റെ ഫലമായി 2018 ൽ എയർ ഇന്ത്യയുടെ ഓഹരി വിൽപ്പന ശ്രമം പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വയ്ക്കാൻ അനുവാദമില്ല. ദീപാവലി മെഗാ സെയില്‍ ഓഫറുമായി അജ്മല്‍ബിസ്മി ബ്രസ്റ്റ് കാൻസർ ബോധവത്കരണം 'മേയ്ത്ര' ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിച്ചു അജ്മൽ ബിസ്മിയിൽ തകർപ്പൻ വിലക്കുറവുമായി ദീപാവലി മെഗാ സെയിൽ സ്ത്രീകൾക്ക് രണ്ട് ദിവസത്തെ ആർത്തവ അവധി, വമ്പൻ പരിഷ്കാരവുമായി സ്വിഗി 'സവർക്കർ വിപ്ലവകാരി എതിർക്കുന്നവർ മറക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ IND vs NZ ക്ലാസില്‍' നിന്ന് പുറത്തായി അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരയും; ടീമില്‍ നിന്ന് ആരാദ്യം? Tripura Polls: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം, വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി കന്നട ഇംഗ്ലീഷ് ബെങ്കാളി തെലുങ്ക്‌ നേപാളി ബോസ്നിയന്‍ ചൈന സ്വാഹിലി തായ്‌ വിയറ്റ്‌നാമീസ്‌ ഫ്രെഞ്ച്‌ ബംബറാ ഉയിഗര്‍ വലഫ് സോമാലി ഹിന്ദി ഉസ്ബക്‌ മുന്ടങ്ക കുര്‍ദിഷ്‌ ഭാഷ ഹൗസ ഡച്ച്‌ (ഹോളന്റിലെ ഇറ്റാലിയന്‍ ഉര്‍ദു അക്കാനി സ്പാനിഷ്‌ അംഹറിക്‌ അഫ്രി തിഗ്രിനിയ തുര്‍കിഷ്‌ തമിഴ്‌ സിന്‍ഹളീസ്‌ താജിക്‌ പേര്‍ഷ്യന്‍ േസാന്കി കസാക്‌ മൂര്സ് അല്‍ബാനിയന്‍ ആസാമി ഇന്റൊനേഷ്യന്‍ തുര്കുമാനി ഉഗാണ്ടന്‍ ചെര്‍കെസ്സിയന്‍ മാസിഡോണിയന്‍ ഐപിഎൽ ഫൈനൽ ഇന്ന് ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. – Dubai Vartha ഐപിഎൽ ഫൈനൽ ഇന്ന് ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. ഐപിഎല്ലിന്‍റെ 14-ാം സീസണിന്‍റെ ഫൈനലില്‍ ഇന്ന് വെള്ളിയാഴ്‌ച ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഏറ്റുമുട്ടും. ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ യു എ ഇ സമയം വൈകിട്ട് 6 മണിക്കാണ് മത്സരം. ആദ്യ ക്വാളിഫയറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് എം.എസ്‌ ധോണി നയിക്കുന്ന ചെന്നൈ ഫൈനലുറപ്പിച്ചത്. അതേസമയം എലിമിനേറ്റര്‍ കളിച്ചെത്തിയ ഇയാന്‍ മോര്‍ഗന്‍റെ കൊല്‍ക്കത്ത ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ കീഴടക്കുകയായിരുന്നു. നേരത്തെ മൂന്ന് തവണ ചെന്നൈ സൂപ്പര്‍ കിങ്സും രണ്ട് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. മൂന്ന് കിരീടങ്ങൾ നേടിയ ചെന്നൈയും രണ്ട് കിരീടങ്ങൾ നേടിയ കൊൽക്കത്തയും ഒരു കിരീടം കൂടി തങ്ങളുടെ ഷെൽഫിലേക്കെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ ചെന്നൈയുടെ ഫൈനൽ (IPL Final) പ്രവേശനം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം വമ്പൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തുടരെ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിൽ ആയിരുന്ന കൊൽക്കത്ത യുഎഇയിലെ രണ്ടാംപാദത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പ്ലേഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ മറികടന്ന അവർ എലിമിനേറ്ററിൽ ബാംഗ്ലൂരിനെയും ഒടുവിൽ ക്വാളിഫയർ രണ്ടിൽ ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയുടെ ശക്തമായ വെല്ലുവിളി മറികടന്നാണ് അവർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികളെ രക്ഷിച്ച പ്രവാസി മുങ്ങി മരിച്ചു അപകടം മകളുടെ നികാഹിന് ലീവിനെത്തിയപ്പോൾ യുഎഇയുടെ 50-ാമത് ദേശീയ ദിനം ദുബായിലേക്കെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡർ ക്രോസിംഗുകളിൽ എക്‌സ്‌പോ സൗജന്യ ടിക്കറ്റുകൾ ‘പ്രവാസികൾ യുഎഇയുടെ യാത്രയുടെ അവിഭാജ്യ ഘടകം’ ”വെല്ലുവിളികൾ ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല ” യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ ഭരണാധികാരികളുടെ വാക്കുകൾ ഇങ്ങനെ ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം AKCAF ഹ്യുമാനിറ്റേറിയൻ അംബാസിഡർ യുഎഇയിൽ ഇന്ന് 68 പുതിയ കോവിഡ് കേസുകളും 85 പേർക്ക് രോഗമുക്‌തിയും ഒരു മരണവും മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ നടത്തണം യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ് യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-01 യുഎഇയുടെ 50-ാമത് ദേശീയ ദിനം ദുബായിലേക്കെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡർ ക്രോസിംഗുകളിൽ എക്‌സ്‌പോ സൗജന്യ ടിക്കറ്റുകൾ 2021-12-01 ‘പ്രവാസികൾ യുഎഇയുടെ യാത്രയുടെ അവിഭാജ്യ ഘടകം’ ”വെല്ലുവിളികൾ ഒരിക്കലും ഞങ്ങളെ പിന്തിരിപ്പിച്ചിട്ടില്ല ” യുഎഇയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ ഭരണാധികാരികളുടെ വാക്കുകൾ ഇങ്ങനെ 2021-12-01 ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം AKCAF ഹ്യുമാനിറ്റേറിയൻ അംബാസിഡർ 2021-12-01 യുഎഇയിൽ ഇന്ന് 68 പുതിയ കോവിഡ് കേസുകളും 85 പേർക്ക് രോഗമുക്‌തിയും ഒരു മരണവും 2021-12-01 മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാത്ത രീതിയിൽ ദേശീയ ദിനാഘോഷങ്ങൾ നടത്തണം യുഎഇ ദേശീയ ദിന ലംഘനങ്ങൾക്കുള്ള ട്രാഫിക് പിഴകളുടെ പട്ടിക പുറത്തിറക്കി ദുബായ് പോലീസ് 2021-12-01 കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2021-12-01 ഒമിക്രോൺ പശ്ചാത്തലത്തില്‍ ഉത്തരവ് പിൻവലിച്ചു ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ മാസം ആരംഭിക്കില്ല 2021-12-01 സൗദിയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-01 ഡിസംബർ 3 ന് യുഎഇയുടെ 50-ാം വാർഷികത്തിന്റെ സന്ദേശങ്ങളുള്ള എമിറേറ്റ്‌സ് വിമാനം താഴ്ന്ന് പറക്കും 2021-12-01 ഫാസ്റ്റ്പേ കാസിനോയിൽ, അസാധാരണമായ രീതിയിലാണ് ബോണസുകൾ നൽകുന്നത്. സൈറ്റിന്റെ ബോണസ് നയം തികച്ചും മിതമാണെന്ന് അനുഭവപരിചയമില്ലാത്ത ഉപയോക്താക്കൾക്ക് തോന്നിയേക്കാം, പക്ഷേ ഇത് നുണയല്ല. അതിന്റെ ഉപയോക്താക്കൾക്കായി, സ്ഥാപനത്തിന്റെ സംഘാടകർ പ്രോത്സാഹന പരിപാടി രൂപീകരിക്കുന്നതിന് തികച്ചും പുതിയ സമീപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫാസ്റ്റ്പേ കാസിനോ ലോയൽറ്റി പ്രോഗ്രാമിൽ ചൂതാട്ടക്കാരന്റെ നില വർദ്ധിപ്പിക്കുന്ന പ്രക്രിയയിൽ പ്രതിഫലങ്ങളുടെ എണ്ണം മാറുന്നു എന്നതാണ് ബോണസ് സിസ്റ്റത്തിന്റെ സവിശേഷത. പുതുതായി രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കായി, സൈറ്റ് അഡ്മിനിസ്ട്രേഷൻ സ്റ്റാർട്ടർ പായ്ക്കുകൾ നൽകുന്നു, കൂടാതെ സാധാരണ കളിക്കാർക്ക് വിഐപി പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം നൽകുന്നു. ഓരോ ഉപയോക്താവിനും ഒരു സ്റ്റാറ്റിക് ഐപി വിലാസം, വ്യക്തിഗത ഉപകരണം, വ്യക്തിഗത ഫോൺ നമ്പർ, പേയ്‌മെന്റ് സിസ്റ്റത്തിന്റെ സ്വകാര്യ അക്കൗണ്ട് എന്നിവയിൽ നിന്ന് എല്ലാത്തരം പോർട്ടൽ ബോണസുകളുടെയും സജീവമാക്കൽ ഒരിക്കൽ ലഭ്യമാണ്. ഒരു ക്ലയന്റ് അത്തരമൊരു നിയമം മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ, സിസ്റ്റം അവന്റെ ബാലൻസ് തടയുകയും അവനിലുള്ള പണമെല്ലാം കണ്ടുകെട്ടുകയും ചെയ്യും. ബോണസ് അക്ക from ണ്ടിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച എല്ലാ പന്തയങ്ങളും വിഐപി പ്രോഗ്രാമിലെ നിലയെ ബാധിക്കില്ല, കാരണം യഥാർത്ഥ പണത്തിനായി കളിക്കുന്നതിലൂടെ മാത്രമേ ഇത് വർദ്ധിപ്പിക്കൂ. ഒരു ഡെപ്പോസിറ്റ് ബോണസ് ഒരു കാലയളവിൽ സജീവമാക്കാം, കാരണം അവ സംയോജിപ്പിക്കാൻ കഴിയില്ല. ഗെയിം സമയത്ത്, ഫണ്ടുകൾ തുടക്കത്തിൽ ക്ലയന്റിന്റെ ബാലൻസിൽ നിന്നും പിന്നീട് ബോണസ് അക്ക from ണ്ടിൽ നിന്നും ഡെബിറ്റ് ചെയ്യപ്പെടും. സ sp ജന്യ സ്പിനുകൾ മിനിമം നിരക്കിൽ നൽകുന്നു. വാഗറിംഗ് x50 നായുള്ള ഒന്നും രണ്ടും ബോണസുകൾ മായ്‌ച്ചു. ചിലരെ സംബന്ധിച്ചിടത്തോളം, ഈ കോഫിഫിഷ്യന്റ് അമിതമായി തോന്നിയേക്കാം, പക്ഷേ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളുടെ ആകെ തുകയ്ക്ക് ഒരു പരിധിയുമില്ലെന്ന് മനസിലാക്കണം, ഇത് ചൂതാട്ടക്കാർക്ക് വളരെ മാന്യവും ലാഭകരവുമാക്കുന്നു. സ്വാഗത പ്രമോഷനായി ആദ്യ നിക്ഷേപ ബോണസ് ഡെപ്പോസിറ്റ് ബോണസ് 25 എഫ്എസ് അല്ല, ജന്മദിന സമ്മാനം 50 എഫ്എസ് ആയിരിക്കും. നാലാം ലെവൽ‌ മുതൽ‌, ചൂതാട്ടക്കാർ‌ക്ക് സ്ഥാപനത്തിന്റെ er ദാര്യത്തെ വിലമതിക്കാൻ‌ കഴിയും, മുകളിൽ‌ ലിസ്റ്റുചെയ്‌ത സമ്മാനങ്ങൾ‌ മാത്രമല്ല, അത് കൂടുതൽ‌ വലുതായിത്തീരുന്നു, മാത്രമല്ല റീലോഡ് ബോണസും. ലിസ്റ്റുചെയ്ത ആനുകൂല്യങ്ങൾക്ക് പുറമേ, അഞ്ചാം ഘട്ടത്തിലെ ഉപയോക്താക്കൾക്ക് വർഷത്തിൽ ഒരിക്കൽ യഥാർത്ഥ പണത്തിനായി സമ്പാദിച്ച പോയിന്റുകൾ കൈമാറാനുള്ള സവിശേഷമായ അവസരം ലഭിക്കുന്നു. ഒൻപതാം ലെവൽ മുതൽ, കളിക്കാർക്ക് ചെലവഴിച്ച പണത്തിന്റെ 10% ലഭിക്കാൻ തുടങ്ങുന്നു, കൂടാതെ ആ സമയത്ത് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും. വി‌ഐ‌പി ലെവൽ‌ സ്ഥാപനത്തിൽ‌ നിന്നും ലിസ്റ്റുചെയ്‌ത എല്ലാ സമ്മാനങ്ങളുടെയും വ്യക്തിഗത കണക്കുകൂട്ടലിനെ സൂചിപ്പിക്കുന്നു. ഒന്നും ഒളിച്ചുവയ്ക്കാതെ വിളിച്ചു പറയേണ്ടവനാണ് എഴുത്തുകാരന്‍. എത്ര മാത്രം അടിച്ചമര്‍ത്തല്‍ ഉണ്ടായാലും തൂലികയില്‍ രക്തത്തിന്‍റെ മഷിയുമായി ആരെങ്കിലുമൊക്കെ ഉയിര്‍ത്തെഴുന്നെല്‍ക്കും സത്യത്തിന്‍റെ കഥകളും കവിതയും ഇനിയും നിറയും ധീരതയോടെ പേനയെടുക്കുന്നവര്‍ക്ക് പിന്തുണകള്‍ ഒപ്പംകടലാസിലേക്ക് സ്വാഗതവും ജീവിതം സന്തോഷകരമാക്കാനാണ് മനുഷ്യന്‍ പാടുപെടുന്നത്. വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും അതിന് വേണ്ടി തന്നെയാണ് മനുഷ്യന്‍ പലപ്പോഴും ജീവിതം പോലും അപകടപ്പെടുത്തി അരുതായ്മകള്‍ ചെയ്യുന്നത്. സന്തോഷമുണ്ടാവാന്‍ ജൈവിക ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കപ്പെടണം, പണം തങ്ങളുടെ ജഡികമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഉപാധിയാണ്. അതിനാല്‍ എങ്ങനെയെങ്കിലും കുറേ പണമുണ്ടാക്കണം. അതിലൂടെ തങ്ങള്‍ക്ക് സന്തോഷം നിലനിര്‍ത്താനാവും എന്നാണ് പൊതുവെ എല്ലാവരും കണക്കുകൂട്ടുന്നത്. ചിലര്‍ അതിന് വേണ്ടി രാപകല്‍ അത്യാധ്വാനം ചെയ്യുന്നു. മറ്റുചിലര്‍ വളഞ്ഞ വഴികള്‍ തേടുന്നു. എന്തിന് എന്ന ചോദ്യത്തിനുള്ള മറുപടി ജീവിതത്തില്‍ സന്തോഷം ഉണ്ടാക്കാന്‍ എന്നതായിരിക്കും. സന്തോഷിക്കാന്‍ പണം നേടിക്കഴിയുന്നത് വരെ മാത്രമാണ് ഈ തെറ്റിദ്ധാരണ നിലനില്‍ക്കുക. എമ്പാടും പണം നേടിക്കഴിയുമ്പോഴാണ് അറിയുക അതല്ല സന്തോഷത്തിന്റെ ഉപാധിയെന്ന്. ജഡികേഛകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിലൂടെ ലഭിക്കുന്ന സന്തോഷം താല്‍കാലികമാണെന്നും അപ്പോള്‍ ബോധ്യപ്പെടും. പണം ഉപയോഗിച്ച് ജീവിതം ആസ്വദിക്കാന്‍ നെട്ടേട്ടമോടുന്നവര്‍ പെട്ടെന്ന് നിരാശരാകും. ഒരു പാവപ്പെട്ടവന്‍ കാശുണ്ടെങ്കില്‍ രണ്ട് നേരം ബിരിയാണി കഴിക്കാമായിരുന്നുവെന്ന് ചിന്തിക്കുന്നു. തന്റെ വിഷയാശക്തി ശമിപ്പിക്കാനും പണം ഉപാകരപ്പെടും എന്നവന്‍ ചിന്തിക്കും. ഒരു ഭൌതിക വാദിക്ക് ആവശ്യത്തിന് പണം ഉണ്ടാകുമ്പോള്‍ നിയമത്തിന്റെയും ധാര്‍മികതയുടെയും വിലക്ക് ഇല്ലെങ്കില്‍ എനിക്ക് ജീവിതം കുറേകൂടി സുന്ദരവും സന്തോഷകരവും ആക്കാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നു. മനുഷ്യന്‍ ഏറ്റവും കോപിഷ്ടനാകുന്നത് തന്റെ ആഗ്രഹങ്ങള്‍ക്ക് വിലങ്ങുകള്‍ കാണപ്പെടുമ്പോഴാണ്. ചിലരുടെയെങ്കിലും മതവിരോധത്തിന് പിന്നില്‍ ഇത്തരം ഒരു സ്വാര്‍ഥതയുണ്ട് എന്ന് കാണാന്‍ കഴിയും. മതവും ധാര്‍മിക മൂല്യങ്ങളും സത്യസന്ധതയുമൊക്കെയാണ് തങ്ങളുടെ സന്തോഷത്തെ തടസ്സപ്പെടുത്തുന്നത് എന്ന് കരുതി ചില സമൂഹങ്ങള്‍ കുത്തഴിഞ്ഞ ജീവിതം നയിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ചത് സന്തോഷമല്ല നൂറായിരം പ്രശ്നങ്ങളായിരുന്നു. നമുക്ക് ലഭിച്ച ചുരുങ്ങിയ കാലത്തെ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കുറുക്കുവഴികളില്ല. പണം തീര്‍ചയായും ജീവിതസൌകര്യങ്ങളെ മെച്ചപ്പെടുത്താന്‍ ഉപകരിക്കും. പക്ഷെ അതോടൊപ്പം മാനസികമായ സന്തോഷത്തിന് കൂടി മാര്‍ഗങ്ങള്‍ നാം കണ്ടെത്തിയിട്ടില്ലെങ്കില്‍ സന്തോഷം വളരെ അകന്ന് തന്നെ നില്‍ക്കും. ജീവിതാവസാനം വരെ സന്തോഷം നിലനിര്‍ത്താന്‍ പത്ത് വഴികളാണ് താഴെ നല്‍കുന്നത്. 1. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കണമെന്ന മോഹം ഉപേക്ഷിക്കുക. ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാകരുതെന്നോ കൂടുതല്‍ നേട്ടത്തിന് ആഗ്രഹിക്കരുതെന്നോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങളുടെ കാര്യത്തിലുള്ള മുന്‍ഗണനാക്രമം പാലിച്ച് സന്തുലിത മനസ്സോടെ അവ നേടിയെടുക്കാന്‍ ശ്രമിക്കുക. ആര്‍ത്തി ഉപേക്ഷിക്കുക. കാരണം ഒരു മനുഷ്യനും ആഗ്രഹിച്ചതെല്ലാം നേടുക സാധ്യമല്ല. കാരണം മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് സ്വന്തം നിലക്ക് കടിഞ്ഞാണില്ല. അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് നാം കടിഞ്ഞാണിടുക അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 2. മറ്റുള്ളവരില്‍ ആസൂയപ്പെടാതെ സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുക. ഏതൊരു സമ്പന്നനും നേതാവിനും തനിക്കില്ലാത്ത ചില സൌകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. ഉദാഹരണത്തിന് എം.എല്‍ എ ക്ക് മന്ത്രി അനുഭവിക്കുന്ന സൌകര്യം അസൂയ ഉണ്ടാക്കാവുന്നതാണ്. മന്ത്രിക്ക് മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിക്ക് പ്രധാന മന്ത്രിയുടെയുമൊന്നും ഭൌതിക സൌകര്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവില്ല. ഒരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കപ്പെടുമ്പോഴാണ് അതിനേക്കാള്‍ ഉന്നതമായ ഒരു പദവിയില്‍ എത്തുന്നത്. സാദാജോലിക്കാരനായിരിക്കെ യഥാവിധി ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഒരാള്‍ മാനേജര്‍ സ്ഥാനത്ത് എത്തുക അസംഭവ്യമാണ്. അതിനാല്‍ ഇപ്പോള്‍ താന്‍ എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുമ്പോള്‍ ചെയ്യേണ്ട ഉത്തവാദിത്തം ഭംഗിയായി നിര്‍വഹിച്ചാല്‍ സന്തോഷവും പുരോഗതിയും പ്രതീക്ഷിക്കാം. 3. ആത്മാര്‍ഥമായി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ട് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടാതിരിക്കുക. താനെത്ര നന്നായി ചെയ്തിട്ടും കാര്യമില്ല ആരും ഗൌനിക്കുന്നില്ല എന്ന് ഒരു വേള തോന്നിയേക്കാം. പക്ഷെ അതൊരു പരീക്ഷണ ഘട്ടമാണ് അവിടുന്നും കടന്ന് നിങ്ങള്‍ ആത്മാര്‍ഥതയോടെ ഉത്തവാദിത്തം ചെയ്യുമ്പോഴേ നിങ്ങള്‍ അംഗീകാരത്തിന് യഥാര്‍ഥത്തില്‍ അര്‍ഹത നേടുന്നുള്ളൂ. അല്ലെങ്കില്‍ താങ്കള്‍ ചെയ്തത് അംഗീകാരത്തിനാണ് എന്നാണ് അത് അര്‍ഥമാക്കുന്നത്. ആത്മാര്‍ഥമായി ഉത്തവാദിത്തം നിര്‍വഹിച്ച ആര്‍ക്കും അതിന് അംഗീകാരം ലഭിക്കാതെ പോകുകയില്ല. 4. മറ്റുള്ളവര്‍ക്ക് നമ്മിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നിലനിര്‍ത്തുക. നമ്മുടെ സന്തോഷം നമ്മുടെ വ്യക്തിഗതമായ മാത്രം ഉപാധികളില്‍ പരിമിതമല്ല. ചുറ്റുപാടുമുള്ള ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍ അവരുടെ വിശ്വസം നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരിക്കാലും ആര്‍ക്കും യഥാര്‍ഥ സന്തോഷം ലഭിക്കില്ല. വിശ്വാസം നഷ്ടപ്പെടാന്‍ എളുപ്പമാണ് പക്ഷെ വിശ്വാസം നേടിയെടുക്കുക ശ്രമകരവും, പണം കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നാണ് ജനങ്ങളുടെ വിശ്വാസം. 5. പ്രയാസകരമായ അവസ്ഥയിലും സംയമനം പാലിക്കുക. സന്തോഷകരമായ അവസ്ഥയില്‍ സംയമനം പാലിക്കുക പ്രയാസമുള്ള സംഗതിയല്ല. എന്നാല്‍ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സംയമനം പാലിക്കുക അല്‍പം ശ്രമകരമാണ്. പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ നാം കാണിക്കുന്ന അക്ഷമ പ്രയാസം കൂട്ടുകയും ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സന്തോഷം പിടിതരാതെ അകന്ന് പോകുക എന്നതായിരിക്കും അതിന്റെ മറ്റൊരു ഫലം. 6. സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുക. മനുഷ്യന്‍ ഒരു സമൂഹജീവിയാണ് പരസ്പര സ്നേഹവും സഹായവും മൊത്തം മനുഷ്യര്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കുന്നു. ഭൌതികമായി മാത്രം ചിന്തിക്കുമ്പോള്‍ ഇത് വൈരുദ്ധ്യമായി തോന്നാം. കാരണം തന്റെ സന്തോഷത്തിന് താന്‍ ഉണ്ടാക്കിയ പണം മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുക എന്നതാണല്ലോ സാമ്പത്തിക സഹായത്തിലൂടെ സംഭവിക്കുന്നത്. എന്നാല്‍ മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച ഒരു കാര്യമാണ് ധാര്‍മിക ബോധം അത് അവനില്‍ എല്ലായ്പ്പോഴും ഉണ്ട്. തെറ്റുചെയ്യുമ്പോള്‍ അവനെ ആക്ഷേപിക്കുകയും നന്മ ചെയ്യുമ്പോള്‍ അവനില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നത് അതാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നവര്‍ക്ക് സന്തോഷം കിട്ടാകനിയായിരിക്കും. ഇത് കൃത്രിമമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കലാണ് എന്ന് തോന്നാം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷെ സന്തോഷം വേണോ അപ്രകാരം ചെയ്തേ മതിയാവൂ. കച്ചവടത്തില്‍ വലിയ ഒരു തിരിച്ചടി നേരിട്ടപ്പോള്‍ നിലവിലെ ബിസിനസ് തകര്‍ന്നപ്പോള്‍ ഇതില്‍ എനിക്ക് എന്തോ നന്മയുണ്ട് എന്ന് ചിന്തിക്കാന്‍ കഴിയുക. സംഭവിച്ച കാര്യങ്ങള്‍ നല്ലതിനായിരിക്കും എന്നും തനിക്ക് കൂടുതല്‍ നന്മ വരാനുണ്ടെന്നും ഞാനതിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുക. ഇത് നമ്മെ വിജയത്തിലേക്ക് നയിക്കും. ഇവിടെ മറിച്ചും നമ്മുക്ക് ചിന്തിക്കാം. പക്ഷെ അത് നമ്മെ നിരാശരും നിഷ്ക്രിയരും ആക്കും അതിലൂടെ നമ്മുടെ തകര്‍ച്ചയും. അപ്പോള്‍ രണ്ട് ചോയ്സുകളില്‍ ഉപകാരമുള്ളത് തെരഞ്ഞടുക്കുക മാത്രമാണ് നാം ഇതിലൂടെ ചെയ്യുന്നത്. 8. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോട് പെരുമാറുക. തങ്ങള്‍ക്ക് നല്‍കപ്പെട്ടതെന്തോ അത് അതുപോലെ തിരിച്ചുനല്‍ക്കുക എന്ന ഒരു പ്രകൃതം ജീവികളിലൊക്കെയുണ്ട്. മനുഷ്യനില്‍ പ്രത്യേകമുണ്ട്. അവ നിയന്ത്രിക്കുകയും വിവേചനത്തോടെ നല്ലത് നല്‍കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അവന്റെ പ്രത്യേകത കാണിക്കുന്നത്. അതിനാല്‍ നാം അത് ഒരു തത്വമായി സ്വീകരിക്കുക. മറ്റുള്ളവരില്‍ നിന്ന് നാം പുഞ്ചിരിയും നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളും പ്രതീക്ഷിക്കുകയും നാം അത് അവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യാന്‍ നിങ്ങള്‍ എന്ത് ഔദാര്യമാണ് അവരോട് കാണിച്ചിട്ടുള്ളത് എന്നാലോചിക്കുക. നമ്മുടെ സന്തോഷം മറ്റുള്ളവരുടെ നല്ല പെരുമാറ്റത്തില്‍ കൂടിയാണ് കുടികൊള്ളുന്നത് എന്ന് മനസ്സിലാക്കുക. 9. സംഭവിച്ചതെല്ലാം നന്മക്ക് വേണ്ടിയാണ് എന്ന് വിശ്വസിക്കുക. നേരത്തെ പറഞ്ഞ ശുഭാപ്തിവിശ്വാസത്തിന്റെ ഒരു ഭാഗമാണിത്. അതില്‍ ഭാവിയെക്കുറിച്ചുള്ള ഒരു പ്രതീക്ഷകൂടിയുണ്ട്. പലപ്പോഴും മനുഷ്യന്‍ നിരാശനാകുന്നത് സംഭവിച്ചു കഴിഞ്ഞ ദുരിതങ്ങളെ ഓര്‍ത്തുകൊണ്ടാണ്. അവിടെ ഇത്തരം ഒരു വിശ്വാസം ആ പ്രയാസം മറികടക്കാന്‍ മനുഷ്യനെ സഹായിക്കും. ഭൂമിയില്‍ കാര്യങ്ങള്‍ അന്തിമമായി സംഭവിക്കുന്നത് മനുഷ്യ ഇഛ അനുസരിച്ചല്ല എന്നത് ഒരു വസ്തുത മാത്രമാണ്. ഏത് അധികാര സ്ഥാനത്താണെങ്കിലും അവരൊക്കെ നാളെ എന്ത് സംഭവിക്കും എന്നറിയാത്ത നിസ്സഹായനായ മനുഷ്യനാണ്. അതേ സമയം കാര്യങ്ങള്‍ താളം തെറ്റാതെ പിടിച്ച് നിര്‍ത്തുന്ന ഒരു അധികാര ശക്തിയുടെ സാനിദ്ധ്യം നാം അനുഭവിക്കുന്നു. ആ ശക്തിയുടെ തീരുമാനപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന പക്ഷം അത് ഉണ്ടാക്കുന്ന പ്രതികരണം കുറച്ചൊന്നുമല്ല. വിധിയെ സംബന്ധിച്ച് പരാമര്‍ശിച്ചപ്പോള്‍ ഖുര്‍ആന്‍ അത് പ്രത്യേകമായി തന്നെ എടുത്ത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നത് കാണുക. [ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ 57:22-24)] കാര്യങ്ങള്‍ നടന്നത് ദൈവിക തീരുമാനം അനുസരിച്ചാണ് എന്ന വിശ്വാസം തന്റെ കഴിവിലും പ്രാപ്തിയിലും മതിമറന്ന് നിഗളിക്കാതിരിക്കാന്‍ സാഹായിക്കുന്നു. ഇത്തരം നിഗളിപ്പ് അല്‍പായുസ് മാത്രമേ ഉണ്ടാവൂ. തന്റെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരാണ് പരാചയപ്പെടുമ്പോള്‍ ഏറെ ദുഖിക്കുന്നതും. ഇബ്നു മസ്ഊദ് പറയുകയുണ്ടായി രണ്ട് കാര്യങ്ങളില്‍ നാശമുണ്ട് നിരാശയിലും അഹന്തയിലും ഇമാം ഗസ്സാലി പറഞ്ഞു അധ്വാനവും പ്രയത്നവുമില്ലാതെ ജീവിത സൌഖ്യം നേടാനാവില്ല. നിരാശന്‍ അധ്വാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ഇല്ല." മേല്‍ പറഞ്ഞ പത്ത് നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പിന്തുടരുന്നവര്‍ മരിക്കുന്നത് വരെ സന്തോഷവാന്‍മാരായിരിക്കും. അവരില്‍നിന്ന് സന്തോഷത്തെ ഊരിക്കളയാന്‍ ഏത് വ്യക്തി വിചാരിച്ചാലും നടക്കില്ല. വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം വെറും മണി കലാഭവന്‍ മണി ആയ കഥ. നിങ്ങള്‍ കലഭവന്‍ മണിയെ ഇഷ്ടപെടട്ടേ പെടാതിരിക്കട്ടെ ഈ ജീവചരിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നിങ്ങള്‍ ഒരു സിനിമാ കമ്പക്കാരനാകട്ടേ അല്ലാതിരി നല്ല ആശയങ്ങള്‍ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു ദൈവവിശ്വാസി. 'സന്ദേശ'ത്തെ ക്കുറിച്ച് (1) അപകടം (1) ആഘോഷങ്ങള്‍ (1) ആനുകാലികം (4) ആശങ്കകള്‍ (1) കലാഭവന്‍ മണി (1) കുടുംബം (3) ജീവിത കേന്ദ്രം (1) ജീവിതം (6) തുടക്കം (1) ദാമ്പത്യം (1) നര്‍മം (1) നല്ല കേള്‍വിക്കാരാവുക (3) മനശാസ്ത്രം (5) മരണം (4) മാതാപിതാക്കള്‍ (3) മുടിവിവാദം (1) ലേഖനം (2) വിദ്യാഭ്യാസ ചിന്തകള്‍ (1) വീഡിയോ (1) വൃദ്ധസദനം (1) വൈകാരിക അക്കൌണ്ട് (1) വ്യക്തിത്വവികസനം (10) ശിശുസംരക്ഷണം (1) സന്തുഷ്ടജീവിതം (11) സന്തോഷം നിലനിര്‍ത്താന്‍ (1) റഈസ് (1) k g മാര്‍ക്കോസ് (1) എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ 10 വഴികള്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ 10 വഴികള്‍ നല്ല സന്ദേശങ്ങളെ സഹജീവികളുമായി പങ്കുവെക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇതിലെ പോസ്റ്റുകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എനിക്ക് ഉപകാരപ്പെട്ടുവെന്ന് തോന്നിയ ലേഖനങ്ങളെ മാറ്റമില്ലാതെ ഷെയര്‍ ചെയ്യുമ്പോള്‍ അവലംബം സൂചിപ്പിക്കും. അത്തരം പോസ്റ്റുകളുടെ വിശദാംശങ്ങളോട് എനിക്ക് യോജിപ്പ് ഉണ്ടായി കൊള്ളണം എന്നില്ല. അതിന്റെ ഉത്തരവാദിത്തം അതിന്റെ രചയിതാക്കള്‍ക്ക് മാത്രമാണ്. അവലംബം നല്‍കിയിട്ടില്ലെങ്കില്‍ അത് എന്റെ തന്നെ ലേഖനമാണ്. അവയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ വഹിക്കുകയും ചെയ്യുന്നു. അവ ആകര്‍ഷമായി തോന്നിയെങ്കില്‍ ലൈക്ക് ചെയ്ത് നിങ്ങളുടെ പ്രതികരണം അറിയിക്കുക. വിയോജിപ്പുണ്ടെങ്കില്‍ അവ രേഖപ്പെടുത്തുക. മരണനിരക്ക് ഉയരുന്നു കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 213 കോവിഡ് മരണങ്ങൾ – Dubai Vartha മരണനിരക്ക് ഉയരുന്നു കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 213 കോവിഡ് മരണങ്ങൾ കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116 സൗത്ത് ആഫ്രിക്ക (9 ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1081 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2241, മലപ്പുറം 2272, എറണാകുളം 2181, പാലക്കാട് 1379, കൊല്ലം 1892, ആലപ്പുഴ 1753, കോഴിക്കോട് 1490, തൃശൂര്‍ 1394, ഇടുക്കി 878, കോട്ടയം 822, കണ്ണൂര്‍ 684, പത്തനംതിട്ട 611, കാസര്‍ഗോഡ് 450, വയനാട് 293 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, കണ്ണൂര്‍ 14, പത്തനംതിട്ട 11, തിരുവനന്തപുരം, കൊല്ലം 10 വീതം, കാസര്‍ഗോഡ് 8, വയനാട് 4, ഇടുക്കി, പാലക്കാട് 3 വീതം, ആലപ്പുഴ, മലപ്പുറം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂര്‍ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂര്‍ 1296, കാസര്‍ഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,42,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,05,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,782 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2840 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. NASA യുടെ നേതൃത്വത്തിൽ ആദ്യമായി നമ്മുടെ പ്രപഞ്ചത്തിൽ ഇങ്ങനെ ചില കാര്യങ്ങൾ SPB എന്ന അനശ്വര ഗായകന്, മലയാളത്തിന്റെ പിന്നണി ഗായകൻ അഫ്സൽ ഒരുക്കുന്ന ഗാനോപഹാരം “നലം വാഴ” Info • ഇന്ത്യ • കേരളം ഒമിക്രോൺ ജാഗ്രതയിൽ കേരളം വിമാനത്താവളങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജരാക്കി. Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. Info • ആരോഗ്യം • ഇന്ത്യ ഭിന്നശേഷി മേഖലയ്ക്ക് തണലേകാന്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ ശ്രീ.ഗോപിനാഥ്‌ മുതുകാട് ഓൾ കേരളാ കോളേജസ് അലുംനി ഫോറം AKCAF ഹ്യുമാനിറ്റേറിയൻ അംബാസിഡർ Info • ആരോഗ്യം • കേരളം കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും ഒമിക്രോൺ ജാഗ്രതയിൽ കേരളം വിമാനത്താവളങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജരാക്കി. 2021-12-02 ഒമിക്രോണ്‍ മുൻകരുതൽ വാക്‌സിൻ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്ന് ഓർമ്മപ്പെടുത്തി യുഎഇ ആരോഗ്യമന്ത്രാലയം 2021-12-02 കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2021-12-02 ഇന്ത്യയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു 2021-12-02 യുഎഇയിൽ ഇന്ന് കോവിഡ് മരണമില്ല 64 പുതിയ കോവിഡ് കേസുകളും 83 പേർക്ക് രോഗമുക്‌തിയും 2021-12-02 ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ ഒറ്റദിവസത്തിനുളിൽ കോവിഡ് കേസുകൾ ഇരട്ടിയായി 2021-12-02 യുഎഇ ദേശീയ ദിനം റാസൽഖൈമയിലും ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2021-12-02 യുഎഇ അമ്പതിന്റെ നിറവിൽ ദുബായിലെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കരിമരുന്നു പ്രയോഗങ്ങൾ 2021-12-02 യുഎഇയിൽ അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് സ്റ്റാറ്റസിന്റെ കാലാവധി ഇനി 14 ദിവസം മാത്രം 2021-12-02 അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-02 യുഎഇയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു 2021-12-01 യുഎഇയുടെ 50-ാമത് ദേശീയ ദിനം ദുബായിലേക്കെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡർ ക്രോസിംഗുകളിൽ എക്‌സ്‌പോ സൗജന്യ ടിക്കറ്റുകൾ 2021-12-01 സൗമ്യമധുരമായ വര്‍ത്തമാനവും ഇടപെടലും കൊണ്ട് മറ്റുള്ളവരുടെ പ്രിയം അതിവേഗം നേടിയെടുക്കുന്നവരുണ്ട്. അതൊരു കഴിവുതന്നെ. അതുപോലെ തന്നെ, വന്നു, വാതുറന്നു, ഞൊടിയിടയില്‍ എല്ലാവരെയും വെറുപ്പിക്കുന്നവരുമുണ്ട്. മറ്റുള്ളവരില്‍ പരിഹാസവും അവജ്ഞയും പുച്ഛവും അകല്‍ച്ചയും ഇഷ്ടക്കേടും ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഉറപ്പാണ്, നാം വെറുപ്പിച്ചു കഴിഞ്ഞു! പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ വെറുപ്പീരുകാര്‍ തങ്ങളെ മറ്റുള്ളവര്‍ എന്തുമാത്രം വെറുക്കുന്നു എന്ന് തിരിച്ചറിയുന്നതേയില്ല. അവര്‍ പൂര്‍വാധികം ശക്തിയായി വെറുക്കപ്പെടാന്‍ വഴികള്‍ തേടുന്നു. അതിനാല്‍ ചൂടളക്കുന്ന ഉഷ്ണമാപിനിപോലെ, നാം മറ്റുള്ളവരെ എന്തുമാത്രം വെറുപ്പിക്കുന്നു എന്നു കണ്ടുപിടിക്കാന്‍ ഒരു വെറുപ്പുമാപിനി നമ്മുടെയെല്ലാം മനസ്സില്‍ കരുതി വയ്ക്കുന്നതു നല്ലതാണ്. എല്ലാവരെയും പ്രീണിപ്പിച്ച് ഇഷ്ടം കവരുന്നതാണ് ശ്രേഷ്ഠം എന്നല്ലڔപറഞ്ഞുവരുന്നത്. ക്രിസ്തുവിനെ കൊല്ലാന്‍ തക്കവിധം അവനോട് എതിര്‍പ്പുള്ളവര്‍ ഉണ്ടായിരുന്നു. അതിന്‍റെ അര്‍ത്ഥം അവന്‍ അവരെ വെറുപ്പിച്ചു എന്നല്ല. ചില നിലപാടുകളുടെയും ബോധ്യങ്ങളുടെയും പേരില്‍ മറ്റുള്ളവര്‍ക്ക് നാം അപ്രിയരായി മാറാം. അപ്രിയം തോന്നുന്നവരോടും മറ്റുള്ളവര്‍ക്ക് ആദരമുണ്ടാകും. വെറുപ്പിക്കല്‍ അതല്ല. വിലകുറഞ്ഞ പെരുമാറ്റവും അഹങ്കാരവും പരപുച്ഛവും പരസ്പര വിരുദ്ധവുമായ നിലപാടുകളും അസഹ്യപ്പെടുത്തുന്ന രീതികളും അന്ധമായ സ്വാര്‍ത്ഥതയുമാണ് സാധാരണ നമ്മെ വെറുക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നത്. മനുഷ്യരെല്ലാം വെറുപ്പിക്കല്‍ രോഗത്തിന് ഒരു പരിധിവരെ വശംവദരാണ്. എന്നാല്‍ സ്ഥിരമായും വളരെ പെട്ടെന്നും മറ്റുള്ളവരെ വെറുപ്പിക്കുന്നവര്‍ വെറുപ്പുമാപിനി എപ്പോഴും കൂടെക്കരുതണം. ഉദാഹരണത്തിന്, പത്തുമിനിറ്റ് പ്രസംഗം പറയുമ്പോഴേക്കും കേള്‍വിക്കാരില്‍ ഭൂരിപക്ഷത്തിനും വെറുപ്പുണ്ടാക്കുന്നവര്‍, സ്വന്തം വീരകൃത്യങ്ങള്‍ വിളമ്പുന്നവര്‍, എടുത്താല്‍ പൊങ്ങാത്ത ജാഡയുമായി ഊരുചുറ്റുന്നവര്‍, എപ്പോഴും എന്തിനെക്കുറിച്ചെങ്കിലും പരാതി പറഞ്ഞുകൊണ്ടിരിക്കുന്നവര്‍, അവനവന്‍റെ കാര്യം മാത്രം നോക്കി നടക്കുന്നവര്‍, വിളിക്കാത്തിടത്ത് അഭിപ്രായം പറയുന്നവര്‍, മറ്റുള്ളവരുടെ സംസാരത്തിനിടയ്ക്കു കയറി സംസാരിക്കുന്നവര്‍, സമയനിഷ്ഠ പാലിക്കാത്തവര്‍, ആരെയും മാനിക്കാന്‍ കൂട്ടാക്കാതെ മുറിപ്പെടുത്തുന്ന വാക്പ്രയോഗങ്ങള്‍ നടത്തുന്നവര്‍, ഫലിതം പറച്ചിലാണെന്ന് തെറ്റിദ്ധരിച്ച് പരിഹാസപ്രയോഗങ്ങള്‍ നടത്തുന്നവരൊക്കെ മറ്റുള്ളവരെ വെറുപ്പിക്കാന്‍ തിരക്കു കൂട്ടുന്നവരാണ്. മിക്കപ്പോഴും നിവൃത്തികേടുകൊണ്ട് വെറുപ്പീരുകാരെ മറ്റുള്ളവര്‍ സഹിക്കുന്നു എന്നു മാത്രമേയുള്ളൂ. മാന്യന്മാര്‍ ആരും ഇയാളെന്തൊരു വെറുപ്പിക്കലാ എന്ന് ആരുടെയും മുഖത്തുനോക്കി പറയാന്‍ മിനക്കെടുകയുമില്ല. അതിനാല്‍ ഇത്തരക്കാര്‍ കാര്യം പെട്ടെന്ന് അറിയാനും പോകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ ആരെയെങ്കിലും വെറുപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വെറുപ്പുമാപിനി മനസ്സില്‍ കരുതണം എന്ന് പറഞ്ഞത്. ഒരുവന്‍റെ പ്രവര്‍ത്തനമേഖല വ്യാപിക്കുന്നതിനനുസരിച്ച് വെറുപ്പിക്കലിന്‍റെ വ്യാപ്തി കൂടും. ഒരു കുടുംബനാഥന്‍റെ പരിധിയല്ല ഒരു വികാരിയച്ചന് ഇക്കാര്യത്തിലുള്ളത്. ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ മുഴുവന്‍ വെറുപ്പിക്കാന്‍ പറ്റുമെങ്കില്‍ രാജ്യം മുഴുവനെയും വെറുപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയും. അതിനാല്‍ ഒരുവന്‍റെ ജീവിതമേഖല വിപുലമാകുന്നതിനനുസരിച്ച് വെറുപ്പിക്കലിന്‍റെ തോതളക്കാന്‍ കൂടുതല്‍ ശ്രമിക്കണം. വെറുപ്പിക്കല്‍ അളക്കാന്‍ രണ്ട് ഘടകങ്ങളുടെ തോത് സ്ഥിരം പരിശോധിക്കണം. ഒന്ന്, ഭോഷത്തം. ചിന്ത യില്ലായ്മയും പരശ്രദ്ധയില്ലായ്മയും ഒരുവനെ ഭോഷനാക്കും. അവന്‍റെ പെരുമാറ്റം അതിവേഗം മറ്റുള്ളവരെ ആട്ടിയകറ്റും. ഉദാഹരണത്തിന്, മറ്റുള്ളവരുടെയിടയിലിരുന്ന് പുകവലിക്കുക, ഫോണില്‍ ഉറക്കെ സംസാരിക്കു ക തുടങ്ങിയവ ആളുകളെ അസഹ്യപ്പെടുത്തും. രണ്ട്, അഹങ്കാരം. ഉള്ളില്‍ അഹങ്കാരം കുടിയിരുന്നാല്‍ മറ്റുള്ളവരെ വെറുപ്പിക്കാനുള്ള വക നാവില്‍നിന്നും കൈയില്‍നിന്നും വന്നുവീണുകൊണ്ടിരിക്കും. ഇനി ഭോഷത്തവും അഹങ്കാരവും ഒരാളില്‍ ഒന്നിച്ചുവന്നാല്‍ അയാള്‍ക്ക് മറ്റുള്ളവരെ വെറുപ്പിക്കാനേ കഴിയൂ. ആരെയും ഇണക്കാന്‍ സാധിക്കുകയില്ല. ഇനി അഥവാ, ഇക്കാര്യം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അഹങ്കാരിയായ ഭോഷന്‍ പറയും, ഞാന്‍ ഇങ്ങനെയാണ്; പണ്ടു മുതലേ ഇങ്ങനെയാണ്. അതായത്, ഇനിയും ആ പണി തുടരുമെന്ന്. എല്ലാവരെയും വെറുപ്പിച്ചു നടക്കുന്നയാള്‍ക്ക് ദൈവത്തെ പ്രീതിപ്പെടുത്താന്‍ കഴിയുമോ? ഇല്ല. കാരണം, അന്യരെ വെറുപ്പിക്കുന്നതില്‍ സ്നേഹലംഘനത്തിന് വലിയ സാധ്യതയുണ്ട്. മറ്റുള്ളവരെ വെറുപ്പിക്കുന്നയാള്‍ ദൈവത്തെ വെറുപ്പിക്കാന്‍ ഒരുമ്പെടുന്നു! കേരളം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. ഈ സന്ദർഭത്തിലാണ് ത്രിതലപഞ്ചായത്തു ഭരണസമിതികളിലേക്ക് പുതിയ ജനപ്രതിനിധികൾ എത്തിയിരിക്കുന്നത്. സാമൂഹികമായി പുതിയൊരന്തരീക്ഷം നാട്ടിൽ നിലവിൽ വന്നിരിക്കുന്നു എന്നതും തദ്ദേശ വികസനപദ്ധതി രൂപീകരണത്തിൽ പരിഗണിക്കേണ്ടതാണ്. പുതിയൊരു അന്തരീക്ഷമെന്നതുകൊണ്ട് ഉദ്ദേശിച്ചത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, കോവിഡ് 19 എന്ന തീവ്ര പകർച്ചവ്യാധി നമുക്കിടയിൽ ശാരീരികമായ അകലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. രണ്ട്, ഇതുകൂടാതെ പലതരത്തിലുള്ള മാരക പകർച്ചവ്യാധികളുടെയും ഭീഷണി കൂടിവരികയാണ്. പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും അവ മനുഷ്യരിൽ എത്തിച്ചേരുന്നു. കാലാവസ്ഥാവ്യതിയാനത്തിന് ഇത്തരം വൈറസുകളുടെ വ്യാപനത്തിൽ പങ്കുണ്ടോയെന്നുള്ള ആശങ്കകളും ബലപ്പെട്ടുവരുന്നു. ഈ സാമൂഹികസാഹചര്യത്തിൽ ത്രിതലപഞ്ചായത്ത് ഭരണസമിതികളുടെ പദ്ധതിയാസൂത്രണ നിർവഹണ പ്രവർത്തനങ്ങൾക്കുള്ള വ്യാപ്തിയും പ്രസക്തിയും വർധിച്ചിരിക്കുന്നു. വൈദഗ്ധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജനകീയതലത്തിൽ നടത്തുന്ന പദ്ധതിനിർവഹണംകൊണ്ടുമാത്രമേ നാടിന്റെയും നാട്ടുകാരുടെയും സാമൂഹികവും വ്യക്തിപരവുമായ അതിജീവനം സാധ്യമാകൂ. ആയതിനാൽ ജനങ്ങളുടെ പരിപൂർണപങ്കാളിത്തമുള്ള പദ്ധതി ആസൂത്രണവും നിർവഹണവും ശക്തിപ്പെടുത്തിയേ മതിയാകൂ. ജനങ്ങളുടെ മുൻകയ്യിലുള്ള ജനപക്ഷവികസനാസൂത്രണം എന്ന ആശയത്തെ കേരളത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചതിന്റെ 25 വർഷത്തെ അനുഭവങ്ങൾ ജനകീയാസൂത്രണപ്രസ്ഥാനവും തുടർന്നുണ്ടായ അധികാരവികേന്ദ്രീകരണ പ്രയോഗങ്ങളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ജനപങ്കാളിത്തത്തോടെയുള്ള വികസനാസൂത്രണം എന്ന ആശയത്തെത്തന്നെ നിഷ്പ്രഭമാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ദേശീയ ആസൂത്രണകമ്മീഷൻ ഇല്ലാതാക്കിയതിന്റെ ദുഃസ്ഥിതി കൂടുതൽ കൂടുതൽ നാടിനെ ബാധിക്കുന്ന ഒരവസ്ഥ ഇന്നുണ്ട്. ഈ സന്ദർഭത്തിൽ കേരളീയർ ഉയർന്നുപ്രവർത്തിച്ച് ജനകീയബദലുകൾ സൃഷ്ടിക്കുക മാത്രമാണ് ഈ സാഹചര്യത്തെ മറികടക്കാനുള്ള മാർഗം. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയപരമായ സമ്മർദങ്ങളിൽനിന്ന് കേരള സമൂഹത്തിന് കുറച്ചെങ്കിലും രക്ഷനേടാൻ ജനകീയവികസനാസൂത്രണ പ്രക്രിയയെ ശക്തമായും സുസ്ഥിരമായും മുന്നോട്ടുകൊണ്ടു പോയേ മതിയാകൂ. അതേക്കുറിച്ചുള്ള സർഗാത്മകചിന്തകൾക്കും ജനപക്ഷാശയ നിർമിതികൾക്കും തുടക്കം കുറിക്കാനാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ലഘുലേഖയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശികവികസനം എന്നത് ജീവൽപ്രശ്‌നങ്ങളുടെ പരിഹാരാധിഷ്ഠിതമായ അഭിമുഖീകരണവും, സാമൂഹികജീവിതത്തെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, ശാസ്ത്രബോധം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമാക്കി വളർത്തിയെടുക്കലുമാണ്. അതുകൊണ്ട് സാമൂഹികമായ അകലങ്ങളുടെ കാലമല്ല ഇതെന്നും സുരക്ഷിതമായ ശാരീരിക അകലങ്ങളുടെ കാലമാണെന്നും അതിനാൽത്തന്നെ സാമൂഹികമായ ഉൾക്കൊള്ളലിന്റെ കാലമാണിതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രാദേശിക വികസനപദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ഭരണത്തിലും സങ്കുചിതമായ കക്ഷി രാഷ്ട്രീയ ഇടപെടലുകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. പദ്ധതി പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിന് ജനപക്ഷ വികസനരാഷ്ട്രീയകാഴ്ചപ്പാടിൽ ഊന്നിയുള്ള സാമൂഹിക സമന്വയം ആവശ്യമാണ്. സാമൂഹിക രാഷ്ട്രീയ സമന്വയം എന്നത് പ്രാദേശിക വികസന നിർവഹണത്തിനുവേണ്ടിയുള്ള നീതിപൂർവമായ ഒത്തുതീർപ്പാണ്. അതിനിയും ക്രിയാത്മക സഹകരണത്തിലൂടെ ദൃഢപ്പെടുത്തേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചവർക്ക് മാത്രമല്ല, തോറ്റവർക്കും വികസനാസൂത്രണപ്രക്രിയയിലും നിർവഹണത്തിലും പങ്കാളിത്തമുണ്ടാവണം. അതിന് ജയിച്ചവർക്ക് തോറ്റവരെ സഹകരിപ്പിക്കാനും തോറ്റവർ ജയിച്ചവരോട് സഹകരിക്കാനും തയ്യാറാകാണം. ശരിയായ കാഴ്ചപ്പാടും അതിനനുസൃതമായ ജനപങ്കാളിത്തവികസനതന്ത്രവും ഉണ്ടാക്കിക്കൊണ്ടുമാത്രമേ പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകൂ. ജനകീയാസൂത്രണപ്രസ്ഥാനം കേരളത്തിന്റെ ഉൽപാദന-വിതരണ-നിർമാണരംഗങ്ങളിലെ നാനാതരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാണ് ശ്രമിച്ചത്. കാർഷിക വ്യാവസായിക ഉൽപാദനമുരടിപ്പ് പരിഹരിച്ചും കുത്തകക്കമ്പനികളുടെ പ്രാദേശിക കമ്പോളാധിപത്യം കുറച്ചുകൊണ്ടും തദ്ദേശീയ ഉൽപാദനം വർധിപ്പിച്ചും വിതരണനീതി ഉറപ്പാക്കിയും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രാദേശികസമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായത്. ഇപ്പോഴാകട്ടെ വരൾച്ച, പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങൾ പുതിയ വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നു. തദ്ദേശീയ ഉൽപാദനം വർധിപ്പിച്ച്, പ്രാദേശികസമ്പദ്ഘടനയെ ശക്തിപ്പെടുത്തിയ പല മേഖലകളും തകരുകയും തൊഴിലവസരങ്ങൾ പാടെ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ പരമാവധി കണ്ടെത്തിക്കൊണ്ടായിരിക്കണം ഇനി മുന്നോട്ടുപോകേണ്ടത്. തൊഴിൽലഭ്യതയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പ്രവർത്തനം അനിവാര്യമാണ്. ഇക്കാര്യങ്ങളാണ് ഇപ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ രംഗത്ത് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള സുവ്യക്തമായ ആസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ അജണ്ടയിൽ നിർബന്ധ മായും ഉൾപ്പെടുത്തണം. കാർഷിക, വ്യാവസായിക ഉൽപാദനരംഗങ്ങളിൽ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികളും ആദ്യഘട്ടത്തിൽ ഉണ്ടായേതീരു. ഉദാ: ഇലക്‌ട്രോണിക്‌സ്, ജൈവസാങ്കേതിക വിദ്യ, സുഗന്ധവിള സംസ്‌കരണം, കാർഷിക ഉൽപന്നസംസ്‌കരണം, പാൽസംസ്‌കരണം എന്നിങ്ങനെ. ഇവ ചെറിയ ചെറിയ ഉൽപാദനസംരംഭങ്ങ ളായി ഉയർന്നുവരണം. അഭ്യസ്തവിദ്യരായ തദ്ദേശീയർക്ക് സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപംനൽകി സമയബന്ധിതമായി നടപ്പിലാക്കണം. ഉൽപന്നങ്ങൾ ഗുണനിലവാരമു ള്ളതും സവിശേഷത (branded) ഉള്ളവയുമാകണം. കാർഷികരംഗത്തെ പ്രവർത്തനങ്ങളും ഈ രീതിയിൽത്തന്നെ സംഘടിപ്പിക്കണം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അഭ്യസ്തവിദ്യരായ യുവാക്കളെ ആകർഷിച്ച് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കണം. സഹകരണ അടിസ്ഥാനത്തിലുള്ള ചെറുകിടവ്യവസായങ്ങൾ എന്ന രീതിയിലാ വണം ഉൽപാദനസംരംഭങ്ങളുടെ സംഘാടനം. ഇതിനുള്ള സാമ്പത്തിക സഹായങ്ങൾക്ക് പ്രാദേശിക സ്വകാര്യസ്ഥാപനങ്ങൾ, വ്യക്തികൾ, കേരള ബാങ്ക് എന്നീ സ്രോതസ്സുകളെ ആശ്രയിക്കണം. തദ്ദേശഭരണസ്ഥാപനങ്ങൾ എല്ലാവിധ പിന്തുണയും നൽകണം. സാമൂഹികപിന്തുണ ആവശ്യമായ സാധാരണക്കാരും ദരിദ്രരും നിസ്സഹായരും ആയ മനുഷ്യരോടുള്ള ഉത്തരവാദിത്തം നിർവഹിക്കുക, സമസ്ത തലങ്ങളിലും ഭരണപരമായ സുതാര്യത ഉണ്ടാക്കുക, പദ്ധതിരൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണല്ലോ വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം, അന്ത്യോദയം എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കുന്നവിധം കഴിയുന്നത്ര താഴെതലംവരെ ജനാധിപത്യസംസ്‌കാരം സുശക്തമാക്കുക, സ്ത്രീശക്തീ കരണപദ്ധതികൾ നടപ്പിലാക്കുക എന്നിവയും അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽപ്പെടുന്നു. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നമുക്ക് സംഭവിച്ച ദൗർബല്യങ്ങൾ, കുറവുകൾ എന്നിവ പരിശോധിക്കേണ്ടതല്ലേ? തീർച്ചയായും. അവ സൂക്ഷ്മമായി പരിശോധിച്ച് പരിഹാര നടപടികൾ ഉണ്ടായാലേ ജനകീയാസൂത്രണ പ്രക്രിയയെ സുശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാനാകൂ. ഇതിന് പഞ്ചായത്തുഭരണസമിതികൾ മാത്രം തീരുമാനിച്ചാൽ പോരാ. അധികാരവികേന്ദ്രീകരണരംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വ്യക്തത ഉണ്ടാക്കുകയും അവ പ്രായോഗികമാക്കാൻ ഫല പ്രദമായി ഇടപെടുകയും ചെയ്യേണ്ടതുണ്ട്. എങ്കിലും, നിലവിലുള്ള പരി മിതികളെ മറികടക്കാൻ സുതാര്യത കൊണ്ടും ജനപങ്കാളിത്തംകൊണ്ടും കാര്യക്ഷമമായ സിവിൽ സർവ്വീസിന്റെ സാന്നിധ്യം കൊണ്ടും കഴിയുമെന്നതാണ് വസ്തുത. ഇടപെടൽശേഷിയും ഇച്ഛാശക്തിയും വർധിപ്പിക്കുന്തോറും നിയമത്തെ നീതിനിഷ്ഠമായ വിതാനത്തിലൂടെ വികസ്വരമാക്കിയെടുക്കാനാകും. ഇതാണ് ചരിത്രാനുഭവങ്ങൾ വെളിവാക്കുന്നത്. ജനകീയ ഇച്ഛയുടെ അർത്ഥവത്തായ പ്രതിഫലനം നിയമനിർവഹണത്തിൽ സാധ്യമാക്കാൻ ബോധപൂർവം ഇടപെട്ടുപ്രവർത്തിക്കണം. ഇതിനായി ജനപ്രതിനിധികളും ജനങ്ങളും ഐക്യത്തോടെ മുന്നോട്ടുവരാൻ സന്നദ്ധരാകണം. അതുകൊണ്ട് അധികാരം ഭരണസമിതി അംഗങ്ങളിലേക്ക് മാത്രം വികേന്ദ്രീകരിച്ചാൽ പോരാ. അതിനുതാഴേക്കും ജനാധിപത്യവൽക്കരണ പ്രക്രിയക്ക് ചലനശേഷി ഉണ്ടാക്കണം. ഇടക്കാലത്തുവച്ച് ഗ്രാമസഭകൾ ശോഷിച്ചു. അയൽക്കൂട്ടം എന്ന സംവിധാനത്തെ സാർത്ഥകമാക്കാനുള്ള ശ്രമം ഒട്ടുമുണ്ടായില്ല. അയൽസഭയ്ക്കും വേരില്ലാതായി. പ്രാദേശികവികസനത്തിലെ സുതാര്യതക്ക് മങ്ങലേറ്റതും സമീപകാല അനുഭവങ്ങളാണ്. സോഷ്യൽ ഓഡിറ്റും ദുർബലമായി. ഉദ്യോഗസ്ഥ-ജനപ്രതിനിധി-കരാർ കൂട്ടുകെട്ട് ചിലയിടങ്ങളിൽ മേൽക്കൈ നേടി എന്ന വസ്തുതയും മറച്ചുപിടിക്കേണ്ടതല്ല. പരിമിതികൾ മുൻഭരണസമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ കുറ്റമായി കാണാനാവില്ല. അവയ്ക്ക് നാനാവിധ കാരണങ്ങൾ ചരിത്രപരമായി തന്നെ ഉണ്ട്. പിഴവുകളെ പഴിച്ചുകാലം കഴിക്കേണ്ടവരല്ല നമ്മൾ. ആരെയെങ്കിലും ശിക്ഷിക്കലല്ല നമ്മുടെ ലക്ഷ്യം. വരുംനാളുകളിൽ പിഴവുകൾ ആവർത്തിക്കാതിരിക്കലാണ്. ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത്തായി ഇടപെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങൾ, ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത എന്നിവ സംരക്ഷിച്ച് മുന്നോട്ടുപോകാൻ അംഗങ്ങൾ തയ്യാറായാൽ ഒരുപാട് കാര്യങ്ങളിലുള്ള ഭരണപക്ഷ പ്രതിപക്ഷ കിടമത്സരങ്ങളും തെറ്റായ കരുനീക്കങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. തദ്ദേശഭരണതലത്തിലെ ജനാധിപത്യം പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലെ ജനാധിപത്യപ്രക്രിയ സങ്കുചിത കക്ഷിരാഷ്ട്രീയ സീമകളിലേക്ക് സഞ്ചരിക്കാതിരിക്കാൻ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. സുസ്ഥിരവികസനം സാധ്യമാക്കാം. വികസനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയെയാണ് സുസ്ഥിരമായ വികസനം എന്ന് പറയുന്നത്. ബ്രണ്ട് ലാൻഡ് കമ്മീഷന്റെ നിർവചനമനുസരിച്ച് നാളത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾക്കും പരിസ്ഥിതിസന്തുലനത്തിനും തടസ്സമുണ്ടാക്കാത്ത വിധത്തിൽ ഇന്നത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധ്യമായ ആസൂത്രണനിർവഹണമാണത്. പ്രകൃതിവിഭവങ്ങൾ ഏറ്റവും കാര്യക്ഷമമായും ഏറ്റവും കരുതലോടുകൂടിയും ഉപയോഗിക്കുകയും വിതരണത്തിൽ സാമൂഹികനീതി ഉറപ്പിക്കുകയും ചെയ്യലാണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനം. 2015ൽ ഐക്യരാഷ്ട്ര സംഘടന, സുസ്ഥിരവികസനം എന്ന ലക്ഷ്യം 2030ഓടെ നേടുന്നതിനായി 17ലക്ഷ്യങ്ങളുള്ള പ്രവർത്തനപരിപാടി പ്രഖ്യാപിക്കുകയുണ്ടായി. അജണ്ട 2030 എന്നറിയപ്പെടുന്ന ഈ പ്രവർത്തനപരിപാടിയിലെ 17 ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്. വ്യവസായവളർച്ചയും പുതുസമീപനങ്ങളും പശ്ചാത്തല സൗകര്യവും (Indutsry, Innovation and Infratsructure) കാലാവസ്ഥാവ്യതിയാനം കുറയ്ക്കാനുള്ള പ്രവൃത്തികൾ (climate action) ജലത്തിലെ ജൈവവൈവിധ്യസംരക്ഷണം (Life below water) കരയിലെ ജൈവവൈവിധ്യസംരക്ഷണം (Life on Land Earth) ഈ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. കഴിയുന്നത്ര വസ്തുനിഷ്ഠമായ വിവരാടിത്തറ (Data Base) ഉണ്ടാക്കിയെടുക്കുകയെന്നത് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചിട്ടുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള വികസനപദ്ധതികൾ തയ്യാറാക്കൽ ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ, ഓരോരോ അധികാരമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ ശേഖരിച്ചുനൽകേണ്ടത് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതുവഴി ആവശ്യമായ വിവരങ്ങൾ യഥാവിധി ലഭിക്കണമെന്നില്ല. ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം ഇനിയും അവിടെ നടക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. അതിനാൽ, ആവശ്യമായ വിവരങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ തന്നെ ശേഖരിക്കേണ്ടിയിരിക്കുന്നു. വിവരങ്ങളെ പ്രാഥമികവിവരങ്ങൾ (Primary datas ദ്വിതീയവിവരങ്ങൾ (Secondary datas) എന്നിങ്ങനെ രണ്ടായിതിരിക്കാം. നിലവിലില്ലാത്ത വിവരങ്ങൾ ആദ്യമായി ശേഖരിക്കുന്നതാണ് പ്രാഥമികവിവരങ്ങൾ. ഏതെങ്കിലും ഏജൻസി ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾ ഉപയോഗിക്കുമ്പോൾ അത് അവരെ സംബന്ധിച്ച് ദ്വിതീയവിവരങ്ങളാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് എളുപ്പം ചെയ്യാവുന്നത്, ഇപ്പോൾ തന്നെ ലഭ്യ മായ ദ്വിതീയവിവരങ്ങൾ ശേഖരിക്കുകയാണ്. ഏതൊക്കെ വിവരങ്ങൾ ഏതൊക്കെ ഏജൻസികളിൽനിന്ന് ലഭ്യമാണ് എന്നറിഞ്ഞാലേ ഇത് സമയബന്ധിതമായി ചെയ്യാൻ പറ്റൂ. ദ്വിതീയവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഫോർമാറ്റുകൾ അടങ്ങുന്ന കൈപ്പുസ്തകം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ തുടക്കത്തിലേ വിതരണം ചെയ്തിരുന്നു. അത് പഞ്ചായത്ത് ഓഫീസിലുണ്ടോ എന്ന് പരിശോധിക്കുക. താഴെ പറയുന്ന വിവരങ്ങൾ നിശ്ചയമായും ശേഖരിക്കണം 1996ലെ വികസനരേഖ പരിശോധിച്ചാൽ, ശേഖരിക്കേണ്ട വിവരങ്ങളുടെ ഏകദേശരൂപം ലഭിക്കും. തദ്ദേശഭരണ ഓഫീസിലും അനുബന്ധ ഓഫീസുകളിലും, ഇതിനകം ശേഖരിച്ച നിരവധി വിവരങ്ങൾ ഉണ്ട്. ഇവയെല്ലാം പരിശോധിച്ച് വേണ്ടവിധം ശേഖരിക്കുക. ഇപ്പോൾ ലഭ്യമല്ലാത്തതും എന്നാൽ, അനിവാര്യമായി ശേഖരിക്കേണ്ടതുമായ വിവരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കി, അവ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കാൻ ആലോചിക്കാം. അടുത്തവർഷത്തിനുള്ളിൽ, കുറ്റമറ്റ ഒരു പ്രാദേശികവിവരാടിത്തറ തയ്യാറാക്കുകയാവണം അടിയന്തിര ലക്ഷ്യം. ഭൂമി വിവരങ്ങൾ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ് പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും. ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം ഇതിന് നിയമഭേദഗതി ആവശ്യമാണ്) ജനപ്രതിനിധികൾ ഗ്രാമസഭയോട് ബഹുമാനമുള്ളവരാവണം. തെരഞ്ഞെടുപ്പു കാലത്ത് ചെയ്തതുപോലെ, ഓരോ ഗ്രാമസഭയ്ക്കും മുന്നേ, വീടുകൾ സന്ദർശിച്ച്, എല്ലാ വീട്ടുകാരെയും ഗ്രാമസഭയിൽ പങ്കെടുക്കാൻ ക്ഷണിക്കണം. ഒരു വീട്ടിൽനിന്ന് ഒരാളെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പാ ക്കണം. ഗ്രാമസഭയുടെ സുതാര്യത ഉറപ്പുവരുത്തണം. യോഗാവസാനത്തോടെ, തീരുമാനങ്ങൾ കൃത്യമായി രേഖപ്പെടുത്തി അംഗങ്ങൾ മുമ്പാകെ വായിച്ച് അവതരിപ്പിച്ച് മിനിറ്റ്‌സ് പൂർത്തിയാക്കി സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കുകയും വേണം. പിന്നീട് തീരുമാനങ്ങൾ തിരുത്തുന്ന സ്ഥിതിയുണ്ടാവരുത്. ഗ്രാമസഭയ്ക്കുമുമ്പായി അയൽസഭകൾ ഫലപ്രദമായി ചേരുന്നതിന് ജനപ്രതിനിധികൾ തന്നെ മുൻകയ്യെടുക്കണം. ഓരോ ഗ്രാമസഭയിലും തൊട്ടു മുന്നത്തെ ഗ്രാമസഭയുടെ തീരുമാനങ്ങൾ റിവ്യു ചെയ്യണം. വർഷത്തിൽ, രണ്ട് ശ്രമദാന പ്രവർത്തനങ്ങളെങ്കിലും ഗ്രാമസഭയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കണം. പദ്ധതിനിർവഹണത്തിന്റെ മേൽനോട്ടത്തിന് ഗ്രാമസഭയ്ക്ക് ഉത്തരവാദിത്തം നൽകണം. അയൽസഭകളെയും ഗ്രാമസഭകളെയും ചലിപ്പിക്കുന്നതിനായി വർഷത്തിൽ ഒരു ലഘു സർവെയെങ്കിലും അവയെ ഉപയോഗിച്ചുകൊണ്ട് ചെയ്യണം. ഉദാ: ഇതര സംസ്ഥാന തൊഴിലാളി സർവെ, മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ തൊഴിലെടുക്കുന്നവരുടെ സർവെ, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും നീതിപൂർവമായ വിതരണം ഉറപ്പാക്കാനും കഴിഞ്ഞാലേ തദ്ദേശീയവികസനം സാർത്ഥകമാകൂ. ഇതിനായുള്ള ആസൂത്രണം തദ്ദേശഭരണതലത്തിൽ പ്രധാന അജണ്ടയായി മാറ്റണം. ഉൽപാദനം വർധിപ്പിച്ചാൽ മാത്രം പോര. വിതരണത്തിലും സാമൂഹികനീതി ഉറപ്പാക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അത് മർമപ്രധാനമായ ഇടപെടലായിത്തീരണം. മാത്രമല്ല, കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് രൂപംനൽകണം. അത് നീതിപൂർവമായ വിതരണത്തിന്റെ ഭാഗമാണ്. അതിനായി ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയടക്കം സാധ്യമായതെല്ലാം ഉപയോഗിക്കാൻ നമുക്ക് കഴിയണം. പ്രകൃതിവിഭവങ്ങളായ മണ്ണ്, കല്ല്, പാറ, മണൽ എന്നിവയൊക്കെ തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ കീഴിൽ സാമൂഹികനിയന്ത്രണത്തോടെയാകണം ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത്. എത്ര ചെറിയ നിർമാണപ്രവർത്തനമായാലും അതിന്റെ പരിസ്ഥിതി ആഘാതങ്ങൾ കൂടി പരിഗണിച്ചേ അനുമതി നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. കാലാവസ്ഥാവ്യതിയാനം കൂടുതൽ ദൃശ്യമാകുന്ന വസ്തുതയായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രളയം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ നിരവധി പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരി ക്കുന്നു. 2016, 2017 വർഷങ്ങളിലെ വരൾച്ച 2018, 2019 വർഷങ്ങളിലെ പ്രളയം എന്നിവ നൽകിയ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് ദുരന്തപ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള പ്രവർത്തനങ്ങൾ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ ഭൂവിനിയോഗം, നിർമാണപ്രവർത്തനങ്ങ ളുടെ ഫലപ്രദമായ നിയന്ത്രണം എന്നിവയും ഇതിന്റെ ഭാഗമാവണം. ഇതിനാവശ്യമായ ജനകീയസംവിധാനം രൂപപ്പെടുത്തണം. കാർഷികമേഖല യിൽ ഉൽപാദനക്ഷമത കുറയാനും കീടബാധ വർധിക്കാനുമിടയുണ്ട്. കന്നുകാലികൾക്ക് രോഗം വർധിക്കാനും ഇടയുണ്ട്. മത്സ്യമേഖലയിലും പ്രതിസന്ധിയുണ്ടാകും. ആരോഗ്യമേഖലയിലും ഗുരുതരമായ പ്രത്യാഘാതമു ണ്ടാകും. ഇവയ്ക്കുള്ള പ്രതിരോധവും വാർഷികപദ്ധതിയുടെ ഭാഗമാക്കണം. കേരളം ഉപഭോഗ സംസ്ഥാനമാണ്. അരിയുടെ കാര്യത്തിൽ സ്വാശ്ര യത്വം സാധ്യമാകില്ല എങ്കിലും പച്ചക്കറി, പഴം, പാൽ, മുട്ട, മാംസം, മീൻ എന്നിവയുടെ കാര്യത്തിൽ സ്വയംപര്യാപ്തത സാധ്യമാണ്. ഇതിനുകൂടിയാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. എന്നാൽ ഇത് നേടാൻ കഴിഞ്ഞില്ല. കോവിഡ് കാലത്തെ ലോക്ഡൗൺ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഏറെ ദുർബലമാക്കി. ഭീഷണമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകില്ല. കൃഷിഭൂമി വർധിപ്പിക്കാൻ കഴിയില്ല. എന്നാൽ തരിശായി കിടക്കുന്ന ഭൂമിയാകെ കൃഷിയിടമാക്കിമാറ്റാൻ കഴിയും. ഉൽപാദനക്ഷമത വർധിപ്പിക്കണം. ഇതിന് ജലസേചന സംവിധാനവും വള പ്രയോഗവും ശാസ്ത്രീയമാക്കണം. കാർഷിക ഉൽപന്നങ്ങളുടെ വിപണി വിപുലമാക്കണം. സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തണം. കാർഷികവിളകളുടെ മൂല്യവർധന നടത്തണം. കൃഷി, മൃഗപരിപാലനം, ഡയറി, മീൻപിടുത്തം എന്നീ മേഖലകളിലെല്ലാം തന്നെ ഉൽപാദനവർധനവ് ലക്ഷ്യമിട്ടുള്ള പ്രൊജക്റ്റുകൾ വാർഷികപദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തണം. കാർഷികരംഗത്തെ വളർച്ച കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കും. കൃഷി ഭൂമിയുടെ ഉടമസ്ഥരാണെങ്കിലും അതിൽ കൃഷി ചെയ്യാൻ കഴിയാത്തവരുണ്ട്. ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യാൻ വേണ്ട കാർഷികകർമസേനക്ക് രൂപംനൽകണം. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി ഭക്ഷ്യസുരക്ഷയെ ലക്ഷ്യമിടുന്നു. ഇത് പ്രാദേശികസർക്കാരുകളുടെ പദ്ധതിയുടെ ഭാഗമാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ലഭിക്കേണ്ടത് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ആർട്ട്‌സ് ആന്റ് സയൻസ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ഗവേഷണസ്ഥാപനങ്ങൾ എന്നിവയെ കഴിയുന്നത്ര ഉപയോഗപ്പെടുത്തണം. കൂടാതെ റിട്ടയർ ചെയ്തവരും സർവ്വീസിൽ ഉള്ളവരുമായ നിരവധി വിദഗ്ധർ മിക്കാവറും പ്രദേശങ്ങളിൽ ഉണ്ടാകാം. ഇവരുടെ വൈദഗ്ധ്യം പഞ്ചായത്തിന്റെ വികസനപ്രശ്‌നങ്ങൾ പഠിക്കുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും ഉപയോഗപ്പെടുത്തേണ്ടതാണ്. അക്കാദമികസ്ഥാപനങ്ങളെയും വിദഗ്ധരെയും പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്നത് പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതൽ ലക്ഷ്യമിട്ട ഈ ബന്ധം ആഗ്രഹിച്ച തലത്തിൽ വളർന്നിട്ടില്ല. ഇത് വളർത്തിയെടുക്കാൻ ബോധപൂർവ്വമായ ശ്രമം പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. മാലിന്യപരിപാലനം പ്രാദേശികസർക്കാരുകളുടെ പ്രധാന അജണ്ടയാക്കേണ്ടതുണ്ട്. ഉറവിട മാലിന്യസംസ്‌കരണം വ്യാപകമാക്കി പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തപ്രദേശമാക്കാൻ ലക്ഷ്യമിടണം. ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യപരിപാലനത്തിനും മതിയായ പദ്ധതികൾ വേണം. ഹരിതകർമസേനയെ ശക്തമാക്കുകയും അജൈവമാലിന്യസംസ്‌കരണ സംവിധാനങ്ങൾ സജ്ജമാക്കുകയും വേണം. ജൈവമാലിന്യങ്ങൾ പൂർണമായും കമ്പോസ്റ്റാക്കി മാറ്റുകയും അത് കാർഷികമേഖലക്ക് ഉപയുക്തമാക്കുകയും വേണം. പങ്കാളിത്താസൂത്രണം കൊണ്ടും സർവ്വതല സ്പർശിയായ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിനു മുന്നിൽ വികസനത്തിന്റെയും സാമൂഹികപരിവർത്തനത്തിന്റെയും വ്യതിരിക്ത മാതൃക തീർത്ത നാടാണ് കേരളം. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം, പശ്ചാത്തലവികസനം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിവരണാതീതമാണ്. വികസനം അല്ലെങ്കിൽ ജനജീവിതത്തിന്റെ ഭാവി പ്രാദേശികമായി തീരുമാനിക്കാൻ അവസരവും വിഭവവിതരണവും സാധ്യമാക്കുന്ന സാമൂഹിക സംഘടനാസംവിധാനങ്ങൾ ഒരുക്കുന്നതിലും നമ്മൾ വിജയിച്ചു. അതിൽ നമുക്ക് അഭിമാനിക്കാം. നിത്യജീവിതത്തിൽ മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതശൈലിയെപറ്റിയുള്ള പ്രചാരണം പൗരബോധനപരിപാടിയാക്കി മാറ്റണം. പ്രകൃതിവിഭവങ്ങൾ ഏറെയുള്ള നാടാണ് നമ്മുടെ കേരളം. എന്നാൽ ഈ വിഭവസാധ്യതകൾ വേണ്ടപോലെ ഉപയോഗപ്പെടുത്തി ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനും മറ്റു പ്രാഥമിക ഉൽപാദനവ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതിസൗഹൃദപൂർണമായ ഒരു വികസനമാതൃക മുന്നോട്ടുവയ്ക്കുന്നതിനും നമുക്ക് കഴിയാതെ പോയി മാത്രമല്ല, കേരളം പൊതുവികസന സൂചികകളിൽ ഉണ്ടാക്കിയ വളർച്ചയുടെ നിരക്കും പൊതുവിൽ ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഉണ്ടായ ഉയർച്ചയും കണക്കിലെടുക്കുമ്പോൾ സ്ത്രീകളുടെയും, ആദിവാസിസമൂഹങ്ങളുടെയും, ദളിത് ജനവിഭാഗങ്ങളുടെയും ജീവിതത്തെ ഇതേ അനുപാതത്തിൽ മെച്ചപ്പെടുത്താൻ നമുക്കായിട്ടില്ല എന്ന വസ്തുത നമ്മുടെ കണ്ണുതുറപ്പിക്കണം. വികസനത്തെ രാഷ്ട്രീയ ഇടപെടലായി കൂടി കാണുമ്പോൾ, സാമൂഹികപരിവർത്തന പ്രക്രിയയായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, കേരള ചരിത്രത്തിൽ ആഴത്തിൽ വേരുള്ള സാമൂഹികനവോത്ഥാനപ്രക്രിയയുടെ തുടർച്ച ഉറപ്പാക്കാൻ ഉതകുംവിധം വികസനപ്രക്രിയയെ എത്രകണ്ട് ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞു? ഇത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ജാതിമതലിംഗവ്യത്യാസങ്ങളും മറ്റു സാമൂഹികപിന്നോക്കാവസ്ഥകളും കേരളസമൂഹത്തിൽ അവശേഷിക്കുന്നുണ്ട്. ആധുനിക ജനാധിപത്യസമൂഹത്തിലെ ഏറ്റവും വിലപ്പെട്ട മൂല്യമായ തുല്യത എന്ന ആശയത്തെ കേരളസമൂഹം ഇനിയും കൂടുതൽ തെളിമയോടെ സ്വാംശീകരിക്കേണ്ടതുണ്ട് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതിനായി സാമൂഹികനീതിയെ ക്കുറിച്ചുള്ള തികഞ്ഞ അവബോധവും ആ ബോധത്തിൽനിന്നുകൊണ്ടുള്ള ഇടപെടലുകളും ഭാവി വികസനത്തിന്റെ ഭാഗമാവേണ്ടതുണ്ട്. ഇത്തരത്തിൽ വിഭവാധികാരത്തെ സംബന്ധിച്ച് നിലനിൽക്കുന്ന ധാരണകളെയും വ്യവസ്ഥകളെയും പുനർനിർണയിക്കുക എന്നത് വളരെ വലിയ ആവശ്യമായിരിക്കുന്നു. ഭൂപരിഷ്‌കരണനടപടികൾക്ക് പരിഹരിക്കാൻ കഴിയാതെ പോയ വിഭവാധികാരത്തിലെ വിടവുകൾ ഇല്ലാതാക്കാൻ കഴിയണം ഭൂപരിഷ്‌കരണത്തിനുശേഷം കേരളത്തിൽ വിഭവാധികാരത്തിലും വിന്യാസത്തിലും ഉണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്യണം. ആഗോളവൽക്കരണകാലത്ത് പൊതുവിപണിയിൽ, ഭൂമിയും പ്രകൃതിവിഭവങ്ങളും അടക്കമുള്ള വിഭവങ്ങൾ എങ്ങനെ കേന്ദ്രീകരിക്കപ്പെടുന്നു എന്നും പഠിക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങളും വിശകലനങ്ങളും, ഇന്ന് നാം അഭിമുഖീകരിക്കുന്നനാനാവിധ പ്രതികൂലതകളെ ചെറുക്കുന്നതിനുള്ള രാഷ്ട്രീയ ഇടപെട ലായി തദ്ദേശീയവികസനത്തെ മാറ്റിത്തീർക്കാൻ സഹായിക്കുന്നതാണ്. ഇത് പുതിയ കാലത്തിന്റെ ആവശ്യമാണ്. വെള്ളം, ജൈവവൈവിധ്യം, തണ്ണീർത്തടങ്ങൾ എന്നിങ്ങനെയുള്ള വിഭവങ്ങളുടെ മേൽ പൊതു ഉടമസ്ഥതയ്ക്കും പൊതുനിയന്ത്രണത്തിനും ഉള്ള സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഭൂമുഖത്ത് മനുഷ്യരുടെ ഇടപെടൽ മൂലം മാത്രം ഉണ്ടായ കാലാവസ്ഥാവ്യതിയാനത്തിന്റെയും വലിയ നാശത്തിന്റെയും വക്കിലാണ് നാം. പേമാരി, വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ മഹാമാരികൾ എന്നിങ്ങനെ ലോകം പുതിയ വെല്ലുവിളികൾ നേരിടുകയാണ്. ആഗോളമായും പ്രാദേശികമായും മനുഷ്യനും പ്രകൃതിയും ഒരേപോലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നു. അവ പരസ്പര പൂരകങ്ങൾ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിസന്ധിയെ അതിജീവിച്ച് പുതിയ ലോകക്രമം സാധ്യമാക്കണമെങ്കിൽ നമ്മൾ ആലോചിച്ചും സ്വയം നിയന്ത്രിച്ചും പ്രവർത്തിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും പ്രകൃതിക്കും അതായത് എല്ലാ ചരാചരങ്ങൾക്കും ഒരേപോലെ ആരോഗ്യമുള്ള ഏകലോകമായിരിക്കണം നാമിനി വിഭാവനം ചെയ്യേണ്ടത്. അത്തരം ലോകക്രമത്തിനുള്ള മാതൃക സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടി പുതിയ കാലത്ത് കേരളം ഏറ്റെടുക്കേണ്ടതുണ്ട്. അതിൽ പ്രധാനം മനുഷ്യർക്കിടയിൽ മാത്രമല്ല, മറ്റു സഹജീവികളിലേക്കും കൂടി നീളുന്ന നീതിയെ പറ്റിയുള്ള ഉത്തമബോധ്യമാണ്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനും അറിവ് നേടാനും മാന്യമായി ജീവിക്കാനും സ്വയംനിർണയിക്കാനുമുള്ള അവസരവും അധികാരവും ഉണ്ടാകുമെന്ന് ഉറപ്പാക്കണം. അതായത് 25 വർഷത്തെ ജനകീയാസൂത്രണ അനുഭവങ്ങൾക്ക് ശേഷവും നിലനിൽക്കുന സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ കുറച്ചുകൊണ്ടുവരാനുള്ള ഇടപെടലുകളാണ് വികസനത്തിലെ സാമൂഹികനീതി. ഇതിൽ ആദ്യത്തെ പടി അസമത്വങ്ങൾ അനുഭവിക്കുന്ന സാമൂഹികവിഭാഗങ്ങളെ കണ്ടെത്തുക എന്നുള്ളതും പിന്നീട് അസമത്വത്തിന്റെ കാരണങ്ങളും തോതും മനസിലാക്കുക എന്നതുമാണ്. അതിന് സ്ഥിതിവിവരക്കണക്കുകളും സവിശേഷ വിഭാഗങ്ങളുമായുള്ള ആഴത്തിലുള്ള ചർച്ചകളും സഹായിക്കും. അവയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിനും അവരനുഭവിക്കുന്ന അവശതകൾ കുറയ്ക്കുന്നതിനുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യണം. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന വിഭവാധികാരം, മൂല്യങ്ങൾ, സംസ്‌കാരം എന്നിവ ഈ അടിസ്ഥാനത്തിൽ പുനർനിർണയിക്കണം. ഇതിനായി പഞ്ചായത്തിന് മൊത്തമായി ചില ദീർഘകാല ലക്ഷ്യങ്ങൾ തീർച്ചപ്പെടുത്തുകയും അവ നേടുന്നതിനായി ഹ്രസ്വകാല പ്രവർത്തനപദ്ധതികൾ വിഭാവനം ചെയ്യുകയും വേണം. കൂടാതെ ഓരോ വിഭാഗത്തിലും ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി തീർച്ചപ്പെടുത്തിയ പുരോഗതി കാലാ കാലങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തുന്നത് നന്നായിരിക്കും. സാമ്പത്തികമായി ഏറ്റവും താഴെനിൽക്കുന്ന നാൽപതു ശതമാനം ജനങ്ങളുടെ സുസ്ഥിരമായ വരുമാനവർധനവ് ദേശീയ/ സംസ്ഥാന/ പ്രാദേശിക വളർച്ചാനിരക്കിനേക്കാൾ കൂടിയ നിരക്കിൽ ഉറപ്പാക്കുക. ജാതി, മതം, വർണ്ണം, ലിംഗം, ലൈംഗിക സ്വത്വം, പ്രായം, ശാരീരിക പ്രത്യേകതകൾ, വ്യത്യാസങ്ങൾക്കതീതമായി, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉൾച്ചേർക്കൽ എല്ലാ വികസന ഇടപെടലുകളിലും ഉറപ്പാക്കുക, അതിലൂടെ എല്ലാ വിഭാഗങ്ങളുടെയും സാമൂഹികശക്തീ കരണം ഉറപ്പാക്കുക. വികസനത്തിന്റെ ഗുണഫലങ്ങൾ കുറച്ചു ലഭിച്ചിട്ടുള്ള തീരമേഖല, ആദിവാസി ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ, ഇതര ലൈംഗികവിഭാഗങ്ങൾ, അംഗപരിമിതർ എന്നിവർക്ക് ഓരോ വികസനപദ്ധതിയിലും പരിഗണന കൊടുക്കുക. കൂടാതെ പ്രത്യേകപദ്ധതികൾ പ്രത്യേക ശ്രദ്ധകൊടുത്തു കൊണ്ട് ആസൂത്രണം ചെയ്യുക. എല്ലാ ദുർബലവിഭാഗങ്ങൾക്കും വികസനപ്രക്രിയയിലും നിർവഹണത്തിലും പ്രാതിനിധ്യവും അവസരവും ഉറപ്പാക്കുക. പഞ്ചായത്തിന് നിയന്ത്രണാധികാരമുള്ള സ്ഥാപനങ്ങളിലും സാമ്പത്തികസംരംഭങ്ങളിലും എല്ലാ വിഭാഗം മനുഷ്യരുടെയും പങ്കാളിത്തം ഉറപ്പാക്കുക. ഗ്രാമസഭകൾ പങ്കാളിത്തം കൊണ്ടും, പാരസ്പര്യം കൊണ്ടും, സുതാര്യത കൊണ്ടും, സാമൂഹികനീതി ചിന്തകൊണ്ടും ശക്തിപ്പെടുത്തുക. ഊരുകൂട്ടങ്ങൾ, ഊരുസഭകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക. ഊരുകൂട്ടങ്ങളിലും ഊരുസഭകളിലും ഓരോരോ വിഭാഗത്തിന്റെയും സവിശേഷപ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനായി കൂടുതൽ സമയം അനുവദിക്കുക. ഗ്രാമസഭകളിലും ഊരുകൂട്ടങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അംഗപരിമിതരുടെയും സവിശേഷപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നിർബന്ധമായും സമയം മാറ്റിവയ്ക്കുക. ഈ പ്രശ്‌നങ്ങളിൽനിന്നും വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. വേണമെങ്കിൽ പ്രത്യേക ഗ്രാമ/ ഊരുസഭകൾ കൂടുക. വനിതാഘടകപദ്ധതികൾ ടഇടഠ ഘടകപദ്ധതികൾ എന്നിവയ്ക്കുള്ള വർക്കിംഗ് ഗ്രൂപ്പുകളിൽ പദ്ധതികൾ വിശദമായ വിശകലനത്തിന് വിധേയമാക്കുക. ഇത്തരം വിഭാഗങ്ങൾക്ക് സാമ്പത്തികസ്രോതസ്സുകളുടെ ലഭ്യതയും സാമ്പത്തിക സ്ഥാപനങ്ങളിൽ പ്രാപ്യതയും ഉറപ്പുവരുത്തുക. അവസരസമത്വം ഉറപ്പാക്കിക്കൊണ്ട് അസമത്വങ്ങൾ കുറയ്ക്കുക. വിവേചനങ്ങൾ ഉൾക്കൊള്ളുന്ന നിയമങ്ങളും നയങ്ങളും പരിപാടികളും നടപടിക്രമങ്ങളും ഒഴിവാക്കുക. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ കുറയ്ക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുക. വേതനം, വരുമാനം, ആസ്തികളുടെ നിർമാണം എന്നിവയിൽ കൂടുതൽ തുല്യതയിലേക്കു നയിക്കുന്ന ഇടപെടലുകൾ നടത്തുക. ഭൂമി, മറ്റു പ്രകൃതിവിഭവങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ എന്നിവയിൽ അവശവിഭാഗങ്ങളുടെ പ്രാപ്യതയും അവകാശവും നിർണയാധികാരവും കൂടുന്ന രീതിയിൽ വാർഷികപദ്ധതികൾ ആസൂത്രണം ചെയ്യുക. ഓരോ പദ്ധതിക്കാലം കഴിയുമ്പോഴും പാർപ്പിടമില്ലാത്തവരുടെയും ഉൽപാദനക്ഷമമായ ഭൂമി ഇല്ലാത്തവരുടെയും എണ്ണം കുറച്ചുകൊണ്ടുവരിക. ഭൂ ഉടമസ്ഥതയിലേക്ക് കൊണ്ടുവരാൻ കഴിയാത്ത കുടുംബങ്ങളെ സംഘപ്രവർത്തനങ്ങളിലൂടെ ഉൽപാദനപ്രക്രിയയിൽ ഇടപെടുത്തി ക്കൊണ്ട് ഭൂമിയുടെ പ്രാപ്യത ഉറപ്പാക്കുക സംഘ കൃഷികൾ, മറ്റു സംരംഭങ്ങൾ) ജൈവവൈവിധ്യം, ഖനിജങ്ങൾ, കാട്, വെള്ളം, പുഴകൾ, കടൽവിഭവങ്ങൾ എന്നിവയുടെ പങ്കാളിത്ത പരിപാലനത്തിനുള്ള സംഘടനാസംവിധാനങ്ങൾ (ജൈവവൈവിധ്യ പരിപാലന സമിതികൾ, വനാവകാശസമിതി കൾ, ഊരുകൂട്ടങ്ങൾ, പുഴയോരസംരക്ഷണ സമിതികൾ) അവയെ ആശ്രയിച്ചു ജീവിക്കുന്ന ദുർബലജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തോടെ ശക്തീകരിക്കുക. പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിൽ പഞ്ചായത്തിനുള്ള അധികാരങ്ങൾ മനസ്സിലാക്കി പ്രാദേശികമായി ജനകീയമായി ഇടപെടുക. കൂടുതൽ തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക സുരക്ഷാസംവിധാനങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുക. ഇന്ത്യ നിയോലിബറലിസത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും പ്രവണതയിലൂടെ തീവ്രമായി സഞ്ചരിക്കുന്ന കാലമാണിത്. അതിനെ ചെറുക്കാൻ പ്രാദേശികമായി കഴിയുന്നത്ര ജനകീയബദലുകൾ ഉയർത്തുക എന്നതാണ് പോംവഴി. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു രാഷ്ട്രീയ അതിജീവനം എളുപ്പമല്ല. കാലാവസ്ഥാവ്യതിയാനവും ജീവികുലത്തെ ആസകലം പൊറുതിമുട്ടിക്കുന്നു. അതിനാൽ പാരിസ്ഥിതികചൂഷണ ത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ നാം ബാധ്യസ്ഥരാണ്. സുതാര്യമായ തദ്ദേശഭരണവും ജനകീയാസൂത്രണവും എന്ന കാഴ്ചപ്പാട് മുറുകെ പിടിച്ച് നമുക്ക് അതിജീവനത്തിന്റെ ആത്മീയ-ഭൗതികശക്തിയായി മുന്നേറാൻ കഴിയണം. ജനങ്ങളുടെ മുൻകയ്യും സജീവപങ്കാളിത്തവും ഉറപ്പാക്കിയും ഇച്ഛാശക്തിയും കർമശേഷിയും ഉപയോഗപ്പെടുത്തിയും മുന്നേറാനായാൽ ജനാധിപത്യസാംസ്‌കാരിക പ്രക്രിയയുടെയും ഭരണനിർവഹണ പ്രക്രിയയുടെയും സദ്ഫലങ്ങൾ വിളയുന്ന മണ്ണായി കേരളം മാറുക തന്നെ ചെയ്യും. തീർച്ചയായും പുതുകേരളം ലോകത്തിന് മാതൃകയാവട്ടെ. ഐക്യവും കരുതലും തന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി എന്നു തിരിച്ചറിയുക. അതാണ് ജനകീയാസൂത്രണത്തെ സമ്പൂർണ ജനാധിപത്യത്തിലേക്കുള്ള ശക്തമായ കാൽവെപ്പായി മാറ്റുന്നത്. രാഷ്ട്രനിർമാണത്തിനുള്ള അനേകം പുതുകൈവഴികൾ തീർക്കാൻ ജനകീയാസൂത്രണപ്രക്രിയക്ക് കഴിയുന്നതാണ്. ജനാധിപത്യ ഭരണനിർവഹണ സംവിധാനത്തെ അനുക്ഷണവികസ്വരവും ലക്ഷ്യാധിഷ്ഠിതവുമാക്കുന്ന ജനകീയപ്രക്രിയയായി വികസനാസൂത്രണം മാറുമ്പോൾ മാത്രമേ പങ്കാളിത്ത ജനാധിപത്യശക്തിയായി കേരളം വളരുകയുള്ളൂ എന്നോർക്കുക. നൂറ് കോടി വാക്സിനേഷൻ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവ്;സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമെന്നും മോദി one billion vaccinations are proof of indias willpower says pm modi in man ki baat നൂറ് കോടി വാക്സിനേഷൻ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവ്;സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമെന്നും മോദി സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിൻ്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലി: നൂറ് കോടി വാക്സിനേഷൻ (vaccination) ഇന്ത്യയുടെ (India) ഇച്ഛാശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi വാക്സിനേഷനിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണ്. ആ നേട്ടം നല്‍കിയ ഊര്‍ജ്ജവുമായാകും ഇനി മുന്‍പോട്ട് പോകുക. നിരവധി തടസങ്ങൾ മറികടന്നാണ് ആരോഗ്യ പ്രവർത്തകർ ലക്ഷ്യം കണ്ടത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ (Mann ki baat) പറഞ്ഞു. സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിൻ്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും. വത്തിക്കാനില്‍ (Vatican) വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച നടക്കുക. ജി20 ഉച്ചകോടിയില്‍ G 20 summit) പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോഴാണ് ഈ കൂടിക്കാഴ്ച നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്ന് തന്നെയാണ് വിവരം. ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്കോട്ട്ലാന്‍റിലെ ഗ്ലാസ്കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കും. ഇതിന് അനുബന്ധമായി കാലവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിനൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും എന്നാണ് വിവരം. ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു. തായ്ലാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും എന്നാണ് സൂചന. Delhi air pollution ദില്ലിയിൽ മലിന വായു വരുന്നത് പാക്കിസ്ഥാനിൽ നിന്ന് വിചിത്രവാദവുമായി യുപി സർക്കാർ Train ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി, വീണത് ട്രാക്കിനിടയിലേക്ക്, രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ Binoy Kodiyeri പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണം, ബിഹാർ സ്വദേശിനി കോടതിയെ സമീപിച്ചു Delhi Air Pollution വായു മലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയതായി കേന്ദ്രം Omicron ഒമിക്രോണിനെതിരെ കൂടുതൽ ഫലപ്രദം കൊവാക്സിനെന്ന് ഐസിഎംആർ Muslim league വിട്ടുവീഴ്ചയ്ക്കില്ല; വഖഫ് നിയമനം പിഎസ്‍സിക്ക് വിട്ട നടപടി പിന്‍വലിക്കണം, പ്രക്ഷോഭത്തിന് ലീഗ് Delhi air pollution ദില്ലിയിൽ മലിന വായു വരുന്നത് പാക്കിസ്ഥാനിൽ നിന്ന് വിചിത്രവാദവുമായി യുപി സർക്കാർ Women Safety സ്ത്രീ സംരക്ഷണ സംവിധാനം കേരളത്തിൽ അപര്യാപ്തം; സ്വയം വിമർശനം കൂടിയാണെന്ന് വി ഡി സതീശൻ Fish looks like Cheeseburger പല്ലുള്ള ചീസ്ബ‍ർഗർ പോലെ, അപൂർവ മീനിന്റെ ചിത്രം പങ്കുവച്ച് മത്സ്യത്തൊഴിലാളി Abhishek Bachchan ഇത് ക്ഷമിക്കാനാവില്ല, പറയാനുള്ളത് മുഖത്ത് നോക്കി പറയാം; മകളെ ട്രോളുന്നവരോട് അഭിഷേക് ബച്ചൻ‌ Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ ഇന്ത്യയില്‍ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ ഇന്ത്യയില്‍ ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആര്‍ഡബ്ല്യുഡി കൂപ്പെ, ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍ വകഭേദങ്ങള്‍ തമ്മില്‍ കാഴ്ച്ചയില്‍ സമാനമാണ്. ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രണ്ട് മോഡലുകള്‍ക്കും ശ്രദ്ധേയമായ സ്‌റ്റൈലിംഗ് വ്യത്യാസങ്ങള്‍ ലഭിച്ചു. മുന്നില്‍ പുതിയ സ്പ്ലിറ്റര്‍, പിറകില്‍ ഒന്നാന്തരം ഡിഫ്യൂസര്‍, പിറകില്‍ പുതിയ ബംപര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ വ്യത്യാസങ്ങള്‍. ഡ്രാഗ് പരമാവധി കുറയ്ക്കുംവിധമാണ് രൂപകല്‍പ്പന. എയ്‌റോഡൈനാമിക് ക്ഷമതയും ഡൗണ്‍ഫോഴ്‌സും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് പിറകിലെ ഡിഫ്യൂസര്‍. ഘടനാപരമായ മെച്ചപ്പെടുത്തലുകളും ഉള്ളിലേക്ക് മടക്കാവുന്ന റൂഫിന് ഹൈഡ്രോളിക് സംവിധാനവും നല്‍കിയതോടെ ആര്‍ഡബ്ല്യുഡി കൂപ്പെ വേര്‍ഷനേക്കാള്‍ ആര്‍ഡബ്ല്യുഡി സ്‌പൈഡറിന്റെ ആകെ ഭാരം ഏകദേശം 120 കിലോഗ്രാം വര്‍ധിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ വെറും 17 സെക്കന്‍ഡിനുള്ളില്‍ സോഫ്റ്റ് ടോപ്പ് ഉയര്‍ത്താനോ ഉള്ളിലേക്ക് മടക്കാനോ കഴിയും. അലുമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചുള്ള ഹൈബ്രിഡ് ഷാസിയാണ് കാര്‍ ഉപയോഗിക്കുന്നത്. ഇതോടെ 1509 കിലോഗ്രാം മാത്രമാണ് ഡ്രൈ വെയ്റ്റ്. ‘എയ്‌റോഡൈനാമിക്ക ലംബോര്‍ഗിനി ആറ്റിവ’ ആക്റ്റീവ് എയ്‌റോഡൈനാമിക് സാങ്കേതികവിദ്യ ലഭിച്ചു. അതായത്, ഇതുവഴി മുന്നിലെയും പിന്നിലെയും ഫ്‌ളാപ്പുകള്‍ ക്രമീകരിക്കുന്നതിലൂടെ പരമാവധി ഡൗണ്‍ഫോഴ്‌സും ലോ ഡ്രാഗ് സംവിധാനങ്ങളും സ്വിച്ച് ചെയ്യാന്‍ കഴിയും. നിരത്തുകളിലെ വളവുകള്‍ പിന്നിടുമ്പോള്‍ 30 ശതമാനം ഓവര്‍സ്റ്റിയര്‍ എന്‍ഹാന്‍സ്‌മെന്റ്, 20 ശതമാനം കൂടുതല്‍ കരുത്ത് എന്നിവ സഹിതം കണ്‍സിസ്റ്റന്റ് ടോര്‍ക്ക് ഡെലിവറിയും ട്രാക്ഷനും ലഭിക്കുന്നതിന് പ്രത്യേകം ട്യൂണ്‍ ചെയ്ത പെര്‍ഫോമന്‍സ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (പി ടിസിഎസ്) ലഭിച്ചതാണ് ആര്‍ഡബ്ല്യുഡി സ്‌പൈഡര്‍. Previous രാജ്യമെങ്ങും ഇവി ലഭ്യമാക്കുന്നതിന് രൂപരേഖയുമായി ഹീറോ ഇലക്ട്രിക് Next സ്‌കോഡ കുശാക്ക് ഉല്‍പ്പാദനം ആരംഭിച്ചു മേരു കാബ്സ് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് കാരവന്‍ കേരളയുടെ ഭാഗമായടൂറിസ്റ്റ് കാരവനുകള്‍ക്കും കാരവന്‍ പാര്‍ക്കുകള്‍ക്കും രജിസ്ട്രേഷന്‍ ആരംഭിച്ചു നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം: പ്രധാനമന്ത്രി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ ‘ഹഡില്‍ ഗ്ലോബല്‍’; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സംവിധാനം കേരളം ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു വാക്സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനും ആര്‍ജിസിബിയുടെ രണ്ടാം ക്യാംപസില്‍ സൗകര്യമൊരുക്കും ആയുര്‍വേദത്തിന്‍റെ നന്മകള്‍ക്കൊപ്പം സീതാറാം ആയുര്‍വേദ ഫര്‍മസി; നൂറാം വാര്‍ഷികം ആഘോഷിക്കുന്നു കെ.എസ്.ആർ.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകൾ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ റിവോള്‍വിംഗ് ഫണ്ട് വഴി വായ്പ എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ജിയോജിത് പ്ലാറ്റ്ഫോം മേരു കാബ്സ് ഏറ്റെടുത്ത് മഹീന്ദ്ര ലോജിസ്റ്റിക്സ് നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ കാഡില ഹെൽത്ത് കെയർ ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് marketfeed Malayalam കാഡില ഹെൽത്ത് കെയർ ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് കാഡില ഹെൽത്ത് കെയർ ക്യു 1 ഫലം, അറ്റാദായം 29 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി പിഡിലെെറ്റ് ഇൻഡസ്ട്രീസ് ക്യു 1 ഫലം, അറ്റാദായം 721 ശതമാനം വർദ്ധിച്ച് 220 കോടി രൂപയായി ആർബിഎൽ ബാങ്കിന് ഏജൻസി ബാങ്ക് എന്ന അംഗീകാരം നൽകി ആർബിഐ കേന്ദ്ര സംസ്ഥാന സർക്കാരുകളുമായി ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിനായി ആർബിഎൽ ബാങ്കിന് ‘ഏജൻസി ബാങ്ക്’ എന്ന അംഗീകാരം നൽകി ആർബിഐ. സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നതിനും, പെൻഷൻ പേയ്മെന്റുകൾ നടത്തുന്നതിനും, നികുതി പിരിവ് തുടങ്ങിയ വിപുലമായ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുമാണ് റിസർവ് ബാങ്ക് സ്വകാര്യ ബാങ്കിനെ തിരഞ്ഞെടുത്തത്. ഐപിഒക്കായി സെബിക്ക് അപേക്ഷ നൽകി സഫയർ ഫുഡ്സ് ഇന്ത്യ സിമന്റ്സ് ക്യു 1 ഫലം, അറ്റാദായം ഇരട്ടി വർദ്ധിച്ച് 37 കോടി രൂപയായി നെക്സ് ടേബിളിന്റെ ഓഹരി ഒരു ലക്ഷം ഡോളറിന് വിറ്റഴിച്ച് സൊമാറ്റോ ഓൺലെെൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ അനുബന്ധ സ്ഥാപനമായ നെക്സ് ടേബിളിന്റെ ഓഹരി ഒരു ലക്ഷം ഡോളറിന് വിറ്റഴിച്ചു. സൊമാറ്റോ ഇൻക് കൈവശം വച്ചിരിക്കുന്ന നെക്സ്റ്റ് ടേബിളിന്റെ ഓഹരികൾ വിൽക്കുന്നതിനായി ജസ്റ്റിൻ ഡോഷി, തുസിത് ഡെസിൽവ, റോബർട്ട് ടൈറി എന്നിവരുമായി കമ്പനി ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവച്ചു. ബജാജ് ഇലക്ട്രിക്കൽസ് ക്യു 1 ഫലം, അറ്റനഷ്ടം 22 കോടി രൂപയായി Previous story :സെൽ ഓഫിന് പിന്നാലെ തിരികെ കയറി സ്മോൾ ക്യാപ്പ് സൂചിക പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് Next story :ശുഭസൂചനയുമായി ആഗോള വിപണികൾ -പ്രീമാർക്കറ്റ് റിപ്പോർട്ട് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം – ടോപ് 10 വാർത്തകൾ ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കും- ടോപ്പ് 10 ന്യൂസ് ടാറ്റയുടെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹന ബിസിനസ് സ്വതന്ത്ര കമ്പനിയാക്കുന്നതിന് നിക്ഷേപകരുടെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു. മാർച്ച് 5ന് നടന്ന വോട്ടെടുപ്പിലാണ് നിക്ഷേപകർ അനുകൂല നിലപാട് സ്വീകരിച്ചത്. ബി.ഇ.എം.എൽ ഓഹരികൾ വാങ്ങാനൊരുങ്ങി ടാറ്റാ ഉൾപ്പെടെയുള്ള ആറ് കമ്പനികൾ ടാറ്റാ മോട്ടോർസ്, അശോക് ലെെലാൻഡ്, എം ആൻഡ് എം എന്നീ കമ്പനികൾ BEML-ന്റെ 26 ശതമാനം ഓഹരികൾ വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത്. ഭാരത് ഫോർജ്, മേഘ എഞ്ചിനീയറിംഗ് […] 1,000 മെഗാവാട്ടിന്റെ സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ- ടോപ്പ് 10 ന്യൂസ് 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […] സൈകോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിതേടാൻ ഒരുങ്ങി സിഡസ് കാഡില- ടോപ്പ് 10 ന്യൂസ് സൈകോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിതേടാൻ ഒരുങ്ങി സിഡസ് കാഡില തദ്ദേശ വാക്സിനായ സൈകോവ്-ഡി വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങി സിഡസ് കാഡില. 7-8 ദിവസത്തിനുള്ളിൽ ഇതിനായി അപേക്ഷ നൽകുമെന്ന് ഫാർമ കമ്പനി കേന്ദ്ര സർക്കാരിനെ അറിയിച്ചു. സൈകോവ്-ഡി ഒരു ഡിഎൻഎ വാക്സിനാണ്. പൂനെയിൽ സോളാർ കാർ പോർട്ട് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ കാർപോർട്ടിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. ടാറ്റാ പവറും ടാറ്റാ മോട്ടോർസും […] ജെ കെ സിമന്റ് ക്യു 3 ഫലം: അറ്റാദായം 74 ശതമാനം വർദ്ധിച്ച് 217 കോടി രൂപയായി-ടോപ്പ് 10 ന്യൂസ് മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷനുമായി കരാർ ഒപ്പുവച്ച് അദാനി എന്റർപ്രൈസസ്-ടോപ്പ് 10 ന്യൂസ് പുനരുൽപ്പാദിപ്പിക്കാവുന്ന താപ ബിസിനസ്സുകൾക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു – ടോപ് 10 വാർത്തകൾ പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […] കരടികൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് റിലയൻസ്, നിഫ്റ്റി ലാഭത്തിൽ അടച്ചു-പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് കാർലൈൽ-പിഎൻബി കരാർ പരാജയപ്പെട്ടത് എന്ത് കൊണ്ട്? കൂടുതൽ അറിയാം 2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട് 4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […] പുതിയ കൊറോണ വകഭേദത്തിൽ നിന്നും നേട്ടമുണ്ടാക്കി വാക്സിനുകൾ – അന്താരാഷ്ട്ര വാർത്തകൾ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഐടിസി – ടോപ് 10 വാർത്തകൾ കൊവിഡ് ഭീതി, മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി നിഫ്റ്റി -പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട് ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വദേശിനിയാണ്. നാല്‍ക്കവല, അനുബന്ധം, അന്യരുടെ ഭൂമി, ഉല്‍സവപ്പിറ്റേന്ന്, സല്ലാപം, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് തുടങ്ങി പ്രശസ്തവും അല്ലാത്തതുമായ എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ അങ്കക്കുറിയാണ് ആദ്യ ചിത്രം. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് തിരിച്ചടി ബാധിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധികൾ അവസാനിക്കുന്നതോടെ നല്ല കുതിപ്പിന് സാധ്യതയുള്ള മേഖലയായി ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹോസ്പിറ്റാലിറ്റി ഹോട്ടൽ മാനേജ്‌മെന്റ് മേഖലകളിൽ പ്രവർത്തിക്കാൻ താൽപര്യവും അഭിരുചിയും ഉള്ള വിദ്യാർഥികൾക്ക് പ്ലസ് ടു കഴിഞ്ഞ ശേഷം അപേക്ഷിക്കാവുന്ന സവിശേഷ കോഴ്‌സാണ് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ (ബിഎസ്.സിഎച്ച്.എച്ച്.എ പ്ലസ് ടു ഏത് വിഷയമെടുത്ത് പഠിച്ചവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മാർക്ക് നിബന്ധന ഇല്ല. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ആശുപത്രികൾ, ഷിപ്പിങ് ആൻഡ് ക്രൂയിസ് ലൈൻസ്, വൻകിട വ്യവസായ സ്ഥാപനങ്ങൾ, വിമാന കമ്പനികൾ, ഫോറസ്റ്റ് ലോഡ്ജ്, കിച്ചൻ മാനേജ്‌മെന്റ്, ഇന്ത്യൻ നേവി ഹോസ്പിറ്റാലിറ്റി സർവീസസ്, ടൂറിസം, റിസോർട്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിലവസരത്തിനു സാധ്യതകളുണ്ട്. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപിംഗ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, ഭക്ഷണ നിർമാണം എന്നീ മേഖലകളിലൊന്നിൽ ആയിരിക്കും നിയമനം ലഭിക്കുക. ഭക്ഷണ നിർമാണ മേഖലകളിൽ ജോലി ലഭിച്ചാൽ തുടക്കകാലത്ത് വർധിത സമയത്തെ ജോലി, കുറഞ്ഞ അവധി ദിനങ്ങൾ എന്നിവ ബാധകമായിരിക്കുമെങ്കിലും പടിപടിയായി ഉയർന്നു പോകുമ്പോൾ മികച്ച ആനുകൂല്യങ്ങൾ അനുഭവിക്കാനാവും. ആശയ വിനിമയ ശേഷി, പ്രശ്‌നപരിഹാര വൈഭവം, മികച്ച മനോഭാവം തുടങ്ങിയവ പ്രകടിപ്പിക്കുന്നവർക്ക് ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്‌ട്രേഷൻ മേഖലകളിൽ തിളങ്ങാനാവും. താൽപര്യമുള്ളവർക്ക് ഹോട്ടൽ വ്യവസായവുമായി ബന്ധമുള്ള കഫെ, റെസ്‌റ്റോറന്റ്, ഫുഡ് ഔട്ട്‌ലറ്റ്, ഫുഡ് ട്രക്ക്, ഭക്ഷണ വിതരണം എന്നീ മേഖലകളിൽ സംരംഭകത്വത്തിനും ശ്രമിക്കാവുന്നതാണ്. ആറു സെമസ്റ്ററുകളിലായുള്ള പഠനത്തിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിൽ സൂപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യാനാവശ്യമായ ശേഷികൾ ആർജിക്കാനാവും. ഫുഡ് പ്രൊഡക്ഷൻ, ഹൗസ് കീപ്പിംഗ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, പ്രിസർവേഷൻ, ഫ്രണ്ട് ഓഫീസ് ഓപറേഷൻ എന്നിവക്ക് പുറമെ ഹോട്ടൽ അക്കൗണ്ടൻസി, ഭക്ഷണത്തിന്റെ ഗുണനിലവാരം, മനുഷ്യ വിഭവ ശേഷി മാനേജ്‌മെന്റ്, സാമ്പത്തിക മാനേജ്‌മെന്റ്, ടൂറിസം മാർക്കറ്റിംഗ് ആൻഡ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലും പരിശീലനം ഉണ്ടാവും. തിയറി പഠനത്തേക്കാൾ പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം ലഭിക്കും. മികച്ച സ്ഥാപങ്ങളിൽ നല്ല രീതിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സാധ്യതകൾ ഉണ്ട്. പഠന ഇടവേളകളിൽ പാർട്ട് ടൈം ജോലിക്കും അവസരം ലഭിച്ചേക്കും. പ്രവേശന പരീക്ഷയിലെ മികവ്, മെഡിക്കൽ ഫിറ്റ്‌നസ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും NCHMCT യുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ പ്രവേശനം നടക്കുന്നത്. അതത് സ്ഥാപനങ്ങളുടെ സവിശേഷതകൾ, ഫീസ് വിവരം എന്നിവ അറിയുന്നതിനായി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 10 ഇനി വരുന്ന എല്ലാ സിനിമയ്ക്കും യെസ് എന്ന് പറയില്ല- ഭാവന ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; യൂറോപ്പില്‍ ആദ്യ കേസ് തെന്മലയിലെ യുവാവിനെ മര്‍ദിച്ചതില്‍ ഹൈക്കോടതിയില്‍ കുറ്റസമ്മതം നടത്തി പോലീസ് ലോകത്തെ പിടിച്ചുലച്ച് കോവിഡ് ഒമിക്രോണ്‍ വകഭേദം; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍, നായികമാരായി ശോഭന, സുമലത, സുഹാസിനി കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യത കോൺസുലേറ്റ് പ്രതിനിധികൾ ജിസാനിൽ; തർഹീലിൽ കഴിയുന്നവർ നാടണഞ്ഞേക്കും സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃകയായ ബഖാല കൂട്ടായ്മ അഞ്ചാം വർഷത്തിലേക്ക് അപമാനകരം, അപലപനീയം കേരളത്തിന്റെ നിയമ പാലനം നാഷണൽ ടാലന്റ് സെർച്ച് പരീക്ഷക്ക് അപേക്ഷിക്കാം കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡുകളിൽ തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡ് നന്പർ, വാർഡിന്‍റെ പേര്, ഡബ്ല്യുഐപിആർ എന്ന ക്രമത്തിൽ: മാനന്തവാടി നഗരസഭയിലെ വാർഡ് 19 വള്ളിയൂർക്കാവ് ഡിവിഷനിലെ നടവയൽ കോളനി പ്രദേശം, തരിയോട് പഞ്ചായത്ത് വാർഡ് മൂന്നിലെ ചീങ്ങന്നൂരിലെ കളരിക്കോട്കുന്ന് കോളനി പ്രദേശവും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. പട്ടികവർഗ തുല്യത പഠിതാക്കൾക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയിൽ കൽപ്പറ്റ: ഹയർ സെക്കൻഡറി തുല്യത, പത്താം തരം തുല്യത പാസായ പട്ടികവർഗ പഠിതാക്കൾക്ക് തുടർ പഠനത്തിന് ധനസഹായം നൽകുന്ന കൽപ്പറ്റ: ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ബാലാവകാശ കൽപ്പറ്റ: നഗരസഭാ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നഗരത്തിൽ പുതുതായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ ഉദ്ഘാടനം നാളെ വ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 203 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 നിർമാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം: ഐഎൻടിയുസി യംഗ് വർക്കേഴ്സ് കൽപ്പറ്റ: നിർമാണ മേലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി യംഗ് വർ പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്കൂളുകൾ ബുധ വന്യമൃഗ ശല്യം: പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജനകീയ യോഗം മേപ്പാടി: മേപ്പാടി പഞ്ചായത്തിൽ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ടി. സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തി പാടിച്ചിറ വില്ലേജിലെ ന്യായവില പുതുക്കി നിശ്ചയിക്കണം: ആധാരം എഴുത്ത് അസോ. പുൽപ്പള്ളി: റീസർവേ നടപടികൾ പൂർത്തിയായ പാടിച്ചിറ വില്ലേജിൽ റീസർവേ നന്പറുകൾ പ്രകാരമുള്ള ന്യായവില നിശ്ചയിക്കാൻ റവ ക്ലിനിക് ഉദ്ഘാടനവും നേത്ര പരിശോധന ക്യാന്പും സുൽത്താൻ ബത്തേരി: കാര്യന്പാടി കണ്ണാശുപത്രി ബത്തേരി ക്ലിനിക്കിന്‍റെ ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാന്പും 12ന് നടക അത് ലറ്റിക് ചാന്പ്യൻഷിപ്പ് നാളെ മുതൽ കൽപ്പറ്റ: ജില്ലാ ജൂണിയർ, അണ്ടർ 23 സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് 10, 11, 12 തിയതികളിൽ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡി ശുചിമുറി ബ്ലോക്ക് ഉദ്ഘാടനവും ലാപ്ടോപ് വിതരണവും സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറി ബ്ലോക്കിന്‍റെ ഉദ്ഘാടനവും വിദ്യ കിരണ് ശാസ്ത്ര ഗവേഷണ കേന്ദ്രം ഉദ്ഘാടനം നാളെ മീനങ്ങാടിയിൽ കൽപ്പറ്റ: വിദ്യാർഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളർത്തുക, ഹരിത സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുക, കാർബ ജവാൻ വസന്തകുമാറിന്‍റെ സ്മരണയ്ക്കായി ജില്ലാ പഞ്ചായത്തിന്‍റെ സാംസ്കാരിക നിലയത്തിന് ശിലയിട്ടു കൽപ്പറ്റ: ധീരരക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്‍റെ സ്മരണക്കായി മേപ്പാടി വാഴക്കണ്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് നിർമ കൽപ്പറ്റ: ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ദേശീയ അത് ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണക്കൊയ്ത്ത് നടത്തി വയനാട് ചെന്നലോ പുൽപ്പള്ളി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ ഭിന്നശേഷി മേഖലയി പന്പ് സെറ്റുകൾ സബ്സിഡിയോടെ സോളാറിലേക്ക് മാറ്റാം കൽപ്പറ്റ: കർഷകർ ഉപയോഗിക്കുന്നതും അഗ്രികണക്ഷൻ ഉള്ളതുമായ പന്പുസെറ്റുകൾ സോളാറിലേക്ക് മാറ്റുന്നതിന് സബ്സിഡി നൽകു ‘കുട്ടിക്കളി’ക്കാർക്ക് ആവേശം പകർന്ന് ബത്തേരി റോട്ടറി സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ മുത്തങ്ങ എൽപി സ്കൂൾ മൈതാനത്ത് ഫുട്ബോൾ പരിശീലിക്കുന്ന പ്രാദേശവാസികളായ കുട്ട ഡിഎഫ്ഒ ഓഫീസിൽ പഞ്ചായത്തംഗത്തിന്‍റെയും കർഷകന്‍റേയും പ്രതിഷേധം മാനന്തവാടി: വനംവകുപ്പ് എൻഒസിക്കായി അപേക്ഷിച്ച് മാസങ്ങൾ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെതുടർന്ന് തിരുനെല്ലി പഞ്ചായ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 168 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. 18 കൽപ്പറ്റ: തിരുവനന്തപുരം സ്വദേശിയും പുൽപ്പള്ളി പഴശിരാജ കോളജിലെ അസോസിയേറ്റ് പ്രഫസറും വൈസ് പ്രിൻസിപ്പലുമായ ഡോ. എം നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ പുൽപ്പള്ളി: ഭർതൃവീട്ടിൽ നവവധുവിനെ ദൂരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ പരാതി. പെരിക്കല്ലൂർ കടവ ഊട്ടി: ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഊട്ടി ജെഎസ്എസ് കോളജിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാർക്ക് ക്ഷേമ പദ്ധതി കൽപ്പറ്റ: തുടക്കം മുതൽ ദുരൂഹതകൾ നിറഞ്ഞ നെല്ലിയന്പം ഇരട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷവും പ്രതി അർജുൻ ആ ‘ഓപ്പറേഷൻ ഡെസിബൽ’ പരിശോധന ഡ്രൈവ് ഇന്ന് മുതൽ കൽപ്പറ്റ: ജില്ലാ മോട്ടോർ വാഹന വകുപ്പിന്‍റെയും എൻഫോഴ്സ്മെന്‍റ് ആർടിഒയുടെയും നേതൃത്വത്തിൽ ഇന്നും നാളെയും ഓപ്പറേഷൻ ഡെ കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സൗജന്യ പിഎസ്‌സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ക പനമരം: വയനാട്ടിൽ പെയിന്‍റിംഗ് തൊഴിലാളികളുടെ കൂലി ഏകീകരിക്കാൻ സെന്‍റ് ജൂഡ്സ് പാരിഷ് ഹാളിൽ ചേർന്ന ഓൾ കേരള പെയിന്‍റേ മാനന്തവാടി: കാട്ടിക്കുളം കുറുക്കൻമൂലയിലെ കടുവാശല്യത്തിന് അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ സ അന്പലവയൽ: കാർഷിക ശാസ്ത്രജ്ഞരുടെ സേവനം കർഷകരുടെ കൃഷിയിടത്തിൽ ലഭ്യമാക്കണമെന്നും സംസ്ഥാനത്തെ വിവിധ ഗവേഷണ കേന്ദ്രങ കൽപ്പറ്റ: വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്കിൽസ് സൗത്ത് മേഖല മത്സരത്തിൽ വെള്ളിമെഡൽ നേട്ടവുമായി വയനാട് പൊഴുതന സ്വദേ കൽപ്പറ്റ: ഗോത്രമേഖലകളിൽ പുതിയ വായനശാലകൾ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ’ബുക്സ് ഓണ്‍ വീൽസ്’ പുസ്തക വണ്ടി നാ ഗൂഡല്ലൂർ: ഊട്ടി-മൈസൂർ പാതയിലെ മസിനഗുഡിക്കടുത്ത മായാറിൽ ആനക്കുട്ടിയെ നടുവിൽ നിർത്തി മറ്റ് ആനകൾ റോഡിലൂടെ നടന്നു ന പുളിഞ്ഞാൽ സ്കൂളിൽ ലാപ് ടോപ് വിതരണം വെള്ളമുണ്ട: പട്ടികവർഗ വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 62 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. 266 സോഫ്റ്റ് ബേസ്ബോൾ ചാന്പ്യൻഷിപ്പ് ജേതാവിന് സ്വീകരണം കൽപ്പറ്റ: നവംബർ 21 മുതൽ 25 വരെ നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്ബോൾ ചാന്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി സ്വർ കൽപ്പറ്റ: തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അക്ഷരവെളിച്ചം- ഗോത്ര വർഗ വിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം, വായനാ ഊട്ടിയിൽ ടൂറിസം വാരാഘോഷം നടത്തും: മന്ത്രി മതിവേന്ദൻ ഊട്ടി: രാജ്യത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ടൂറിസം വാരാഘോഷം സംഘടിപ്പിക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത് ഗൂഡല്ലൂർ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിതമായ അന്തരീക്ഷം നിലനിൽക്കുന്നത ‘ഗൂഡല്ലൂർ കൽപ്പറ്റ ബസ് സർവീസ് ആരംഭിക്കണം’ ഗൂഡല്ലൂർ: ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് കൽപ്പറ്റയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊവിഡിന ബെനഡിക്‌ടൈൻ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാനം ആരംഭിച്ചു മക്കിയാട്: ബെനഡിക്‌ടൈൻ ധ്യാനകേന്ദ്രത്തിൽ മൂന്നു വർഷത്തോളമായി നിർത്തിവച്ചിരുന്ന ദിവ്യകാരുണ്യ ആത്മാഭിഷേകധ്യാനം ആരം മാനന്തവാടി: അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യ സേവനങ്ങൾക്ക് പോലും അമിത ചാർജ് ഈടാക്കുന്ന സംഭവം വിഷയത്തിൽ ഇടപ്പെട്ട് മാനന്ത കുപ്പത്തോട് മാധവൻ നായർ പുരസ്കാരം അഡ്വ. എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണാർത്ഥം കുടുംബാംഗ ടി.എസ്. രാധാകൃഷ്ണൻ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം തുടങ്ങി കൽപ്പറ്റ: ആസ്ഥാനമായി ആരംഭിച്ച ടി.എസ്. രാധാകൃഷ്ണൻ ചാരിറ്റബിൾ സൊസൈറ്റി എമിലിയിൽ പ്രവർത്തനം ആരംഭിച്ചു. എൻഎച്ച്എം ജി കൽപ്പറ്റ: ഇന്ത്യൻ ഭരണഘടന ശില്പിയും അധസ്ഥിത ജനവിഭാഗത്തിന്‍റെ വിമോചകനും സാമൂഹിക പരിഷ്കര്ത്താവുമായ ഡോ.ബി.ആർ. അംബേ കൽപ്പറ്റ: വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും വർധിച്ചുവരുന്ന വന്യമൃഗശ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം കൽപ്പറ്റ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്‍റീസ്ഷ അന്തർ സംസ്ഥാന പുകയില ഉത്പന്നം കടത്തൽ വ്യാപകം ഗൂഡല്ലൂർ: അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുകയില ഉത്പന്നങ്ങൾ കടത്തുന്നത് വ്യാപകമായി. കർണാടക സഹകരണമേഖലയെ തകർക്കാൻ അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ കൽപ്പറ്റ: കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേന്ദ്രസർക്കാരിന ഗൂഡല്ലൂർ: ഗൂഡല്ലൂർ അഗ്രഹാരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് പച്ച സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ ഉടനീളം വർധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട ഓണ്‍ലൈൻ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ സ്വേദേശിയായ യുവാവിന് ഡോക്യൂമെന്‍റേഷൻ ഒന്നും ഇല്ലാതെ ലോണ്‍ നൽകാം എന്ന് വിശ്വസിപ്പിച്ച പട്ടികവർഗ തുല്യത പഠിതാക്കൾക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം ബത്തേരിയിൽ കൽപ്പറ്റ: ഹയർ സെക്കൻഡറി തുല്യത, പത്താം തരം തുല്യത പാസായ പട്ടികവർഗ പഠിതാക്കൾക്ക് തുടർ പഠനത്തിന് ധനസഹായം നൽകുന്ന കൽപ്പറ്റ: ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ബാലാവകാശ കൽപ്പറ്റ: നഗരസഭാ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നഗരത്തിൽ പുതുതായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ ഉദ്ഘാടനം നാളെ വ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 203 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 1 നിർമാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം: ഐഎൻടിയുസി യംഗ് വർക്കേഴ്സ് കൽപ്പറ്റ: നിർമാണ മേലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി യംഗ് വർ പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ പ്രവേശനോത്സവം നടത്തി. സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്കൂളുകൾ ബുധ വന്യമൃഗ ശല്യം: പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജനകീയ യോഗം മേപ്പാടി: മേപ്പാടി പഞ്ചായത്തിൽ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ടി. സിദ്ദിഖ് എംഎൽഎ യുടെ നേതൃത്വത്തി പാടിച്ചിറ വില്ലേജിലെ ന്യായവില പുതുക്കി നിശ്ചയിക്കണം: ആധാരം എഴുത്ത് അസോ. പുൽപ്പള്ളി: റീസർവേ നടപടികൾ പൂർത്തിയായ പാടിച്ചിറ വില്ലേജിൽ റീസർവേ നന്പറുകൾ പ്രകാരമുള്ള ന്യായവില നിശ്ചയിക്കാൻ റവ ക്ലിനിക് ഉദ്ഘാടനവും നേത്ര പരിശോധന ക്യാന്പും സുൽത്താൻ ബത്തേരി: കാര്യന്പാടി കണ്ണാശുപത്രി ബത്തേരി ക്ലിനിക്കിന്‍റെ ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാന്പും 12ന് നടക അത് ലറ്റിക് ചാന്പ്യൻഷിപ്പ് നാളെ മുതൽ കൽപ്പറ്റ: ജില്ലാ ജൂണിയർ, അണ്ടർ 23 സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ് 10, 11, 12 തിയതികളിൽ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡി ശുചിമുറി ബ്ലോക്ക് ഉദ്ഘാടനവും ലാപ്ടോപ് വിതരണവും സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറി ബ്ലോക്കിന്‍റെ ഉദ്ഘാടനവും വിദ്യ കിരണ് ശാസ്ത്ര ഗവേഷണ കേന്ദ്രം ഉദ്ഘാടനം നാളെ മീനങ്ങാടിയിൽ കൽപ്പറ്റ: വിദ്യാർഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളർത്തുക, ഹരിത സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കുക, കാർബ ജവാൻ വസന്തകുമാറിന്‍റെ സ്മരണയ്ക്കായി ജില്ലാ പഞ്ചായത്തിന്‍റെ സാംസ്കാരിക നിലയത്തിന് ശിലയിട്ടു കൽപ്പറ്റ: ധീരരക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്‍റെ സ്മരണക്കായി മേപ്പാടി വാഴക്കണ്ടി കോളനിയിൽ ജില്ലാ പഞ്ചായത്ത് നിർമ കൽപ്പറ്റ: ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ദേശീയ അത് ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണക്കൊയ്ത്ത് നടത്തി വയനാട് ചെന്നലോ പുൽപ്പള്ളി: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ ഭിന്നശേഷി മേഖലയി പന്പ് സെറ്റുകൾ സബ്സിഡിയോടെ സോളാറിലേക്ക് മാറ്റാം കൽപ്പറ്റ: കർഷകർ ഉപയോഗിക്കുന്നതും അഗ്രികണക്ഷൻ ഉള്ളതുമായ പന്പുസെറ്റുകൾ സോളാറിലേക്ക് മാറ്റുന്നതിന് സബ്സിഡി നൽകു ‘കുട്ടിക്കളി’ക്കാർക്ക് ആവേശം പകർന്ന് ബത്തേരി റോട്ടറി സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ മുത്തങ്ങ എൽപി സ്കൂൾ മൈതാനത്ത് ഫുട്ബോൾ പരിശീലിക്കുന്ന പ്രാദേശവാസികളായ കുട്ട ഡിഎഫ്ഒ ഓഫീസിൽ പഞ്ചായത്തംഗത്തിന്‍റെയും കർഷകന്‍റേയും പ്രതിഷേധം മാനന്തവാടി: വനംവകുപ്പ് എൻഒസിക്കായി അപേക്ഷിച്ച് മാസങ്ങൾ കാത്തിരുന്നിട്ടും ലഭിക്കാത്തതിനെതുടർന്ന് തിരുനെല്ലി പഞ്ചായ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 168 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. 18 കൽപ്പറ്റ: തിരുവനന്തപുരം സ്വദേശിയും പുൽപ്പള്ളി പഴശിരാജ കോളജിലെ അസോസിയേറ്റ് പ്രഫസറും വൈസ് പ്രിൻസിപ്പലുമായ ഡോ. എം നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ പുൽപ്പള്ളി: ഭർതൃവീട്ടിൽ നവവധുവിനെ ദൂരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ പരാതി. പെരിക്കല്ലൂർ കടവ ഊട്ടി: ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഊട്ടി ജെഎസ്എസ് കോളജിൽ നടന്ന പരിപാടിയിൽ ഭിന്നശേഷിക്കാർക്ക് ക്ഷേമ പദ്ധതി കൽപ്പറ്റ: തുടക്കം മുതൽ ദുരൂഹതകൾ നിറഞ്ഞ നെല്ലിയന്പം ഇരട്ടക്കൊലയിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷവും പ്രതി അർജുൻ ആ ‘ഓപ്പറേഷൻ ഡെസിബൽ’ പരിശോധന ഡ്രൈവ് ഇന്ന് മുതൽ കൽപ്പറ്റ: ജില്ലാ മോട്ടോർ വാഹന വകുപ്പിന്‍റെയും എൻഫോഴ്സ്മെന്‍റ് ആർടിഒയുടെയും നേതൃത്വത്തിൽ ഇന്നും നാളെയും ഓപ്പറേഷൻ ഡെ കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സൗജന്യ പിഎസ്‌സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ ക പനമരം: വയനാട്ടിൽ പെയിന്‍റിംഗ് തൊഴിലാളികളുടെ കൂലി ഏകീകരിക്കാൻ സെന്‍റ് ജൂഡ്സ് പാരിഷ് ഹാളിൽ ചേർന്ന ഓൾ കേരള പെയിന്‍റേ മാനന്തവാടി: കാട്ടിക്കുളം കുറുക്കൻമൂലയിലെ കടുവാശല്യത്തിന് അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ അതിശക്തമായ സ അന്പലവയൽ: കാർഷിക ശാസ്ത്രജ്ഞരുടെ സേവനം കർഷകരുടെ കൃഷിയിടത്തിൽ ലഭ്യമാക്കണമെന്നും സംസ്ഥാനത്തെ വിവിധ ഗവേഷണ കേന്ദ്രങ കൽപ്പറ്റ: വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്കിൽസ് സൗത്ത് മേഖല മത്സരത്തിൽ വെള്ളിമെഡൽ നേട്ടവുമായി വയനാട് പൊഴുതന സ്വദേ കൽപ്പറ്റ: ഗോത്രമേഖലകളിൽ പുതിയ വായനശാലകൾ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ’ബുക്സ് ഓണ്‍ വീൽസ്’ പുസ്തക വണ്ടി നാ ഗൂഡല്ലൂർ: ഊട്ടി-മൈസൂർ പാതയിലെ മസിനഗുഡിക്കടുത്ത മായാറിൽ ആനക്കുട്ടിയെ നടുവിൽ നിർത്തി മറ്റ് ആനകൾ റോഡിലൂടെ നടന്നു ന പുളിഞ്ഞാൽ സ്കൂളിൽ ലാപ് ടോപ് വിതരണം വെള്ളമുണ്ട: പട്ടികവർഗ വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാ കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 62 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീന അറിയിച്ചു. 266 സോഫ്റ്റ് ബേസ്ബോൾ ചാന്പ്യൻഷിപ്പ് ജേതാവിന് സ്വീകരണം കൽപ്പറ്റ: നവംബർ 21 മുതൽ 25 വരെ നേപ്പാളിൽ നടന്ന ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ബേസ്ബോൾ ചാന്പ്യൻഷിപ്പിൽ രാജ്യത്തിന് വേണ്ടി സ്വർ കൽപ്പറ്റ: തോൽപ്പെട്ടി ഗവ.ഹൈസ്കൂളിൽ അക്ഷരവെളിച്ചം- ഗോത്ര വർഗ വിഭാഗം കുട്ടികൾക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം, വായനാ ഊട്ടിയിൽ ടൂറിസം വാരാഘോഷം നടത്തും: മന്ത്രി മതിവേന്ദൻ ഊട്ടി: രാജ്യത്തെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ ടൂറിസം വാരാഘോഷം സംഘടിപ്പിക്കുമെന്ന് തമിഴ്നാട് ടൂറിസം മന്ത് ഗൂഡല്ലൂർ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിതമായ അന്തരീക്ഷം നിലനിൽക്കുന്നത ‘ഗൂഡല്ലൂർ കൽപ്പറ്റ ബസ് സർവീസ് ആരംഭിക്കണം’ ഗൂഡല്ലൂർ: ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് കൽപ്പറ്റയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊവിഡിന ബെനഡിക്‌ടൈൻ ധ്യാനകേന്ദ്രത്തിൽ താമസിച്ചുള്ള ധ്യാനം ആരംഭിച്ചു മക്കിയാട്: ബെനഡിക്‌ടൈൻ ധ്യാനകേന്ദ്രത്തിൽ മൂന്നു വർഷത്തോളമായി നിർത്തിവച്ചിരുന്ന ദിവ്യകാരുണ്യ ആത്മാഭിഷേകധ്യാനം ആരം മാനന്തവാടി: അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യ സേവനങ്ങൾക്ക് പോലും അമിത ചാർജ് ഈടാക്കുന്ന സംഭവം വിഷയത്തിൽ ഇടപ്പെട്ട് മാനന്ത കുപ്പത്തോട് മാധവൻ നായർ പുരസ്കാരം അഡ്വ. എം.ബി. വെങ്കിട സുബ്രമണ്യന് പുൽപ്പള്ളി: പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരുന്ന കുപ്പത്തോട് മാധവൻ നായരുടെ സ്മരാണാർത്ഥം കുടുംബാംഗ ടി.എസ്. രാധാകൃഷ്ണൻ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തനം തുടങ്ങി കൽപ്പറ്റ: ആസ്ഥാനമായി ആരംഭിച്ച ടി.എസ്. രാധാകൃഷ്ണൻ ചാരിറ്റബിൾ സൊസൈറ്റി എമിലിയിൽ പ്രവർത്തനം ആരംഭിച്ചു. എൻഎച്ച്എം ജി കൽപ്പറ്റ: ഇന്ത്യൻ ഭരണഘടന ശില്പിയും അധസ്ഥിത ജനവിഭാഗത്തിന്‍റെ വിമോചകനും സാമൂഹിക പരിഷ്കര്ത്താവുമായ ഡോ.ബി.ആർ. അംബേ കൽപ്പറ്റ: വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരത്തുക വർധിപ്പിക്കുകയും വർധിച്ചുവരുന്ന വന്യമൃഗശ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പെയ്ഡ് അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം കൽപ്പറ്റ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്‍റീസ്ഷ അന്തർ സംസ്ഥാന പുകയില ഉത്പന്നം കടത്തൽ വ്യാപകം ഗൂഡല്ലൂർ: അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പുകയില ഉത്പന്നങ്ങൾ കടത്തുന്നത് വ്യാപകമായി. കർണാടക സഹകരണമേഖലയെ തകർക്കാൻ അനുവദിക്കില്ല: എൻ.ഡി. അപ്പച്ചൻ കൽപ്പറ്റ: കേരളത്തിലെ സഹകരണമേഖലയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേന്ദ്രസർക്കാരിന ഗൂഡല്ലൂർ: ഗൂഡല്ലൂർ അഗ്രഹാരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് പച്ച സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ ഉടനീളം വർധിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട ഓണ്‍ലൈൻ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറ സ്വേദേശിയായ യുവാവിന് ഡോക്യൂമെന്‍റേഷൻ ഒന്നും ഇല്ലാതെ ലോണ്‍ നൽകാം എന്ന് വിശ്വസിപ്പിച്ച കോപ്റ്റർ അപകടം: വിലാപയാത്രക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു ലോക്കല്‍ സെക്രട്ടറി വധം: ഗൂഢാലോചനയിൽ കൂടുതൽ പേർ, വടിവാൾ കണ്ടെടുത്തു സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കും പാറശാലയിൽ 15 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി കോപ്റ്റർ അപകടം: വിലാപയാത്രക്കിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു ലോക്കല്‍ സെക്രട്ടറി വധം: ഗൂഢാലോചനയിൽ കൂടുതൽ പേർ, വടിവാൾ കണ്ടെടുത്തു സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കും പാറശാലയിൽ 15 ലക്ഷത്തിന്‍റെ കുഴൽപ്പണം പിടികൂടി വരുമാനമുറപ്പാക്കാന്‍ മൃഗപരിപാലന പരിശീലനം സംഘടിപ്പിച്ചു Kollam മന്ത്രി രാജീവും കെ.കെ. ശൈലജയും സന്ദീപിന്‍റെ വീട് സന്ദർശിച്ചു Pathanamthitta കെഎസ്ആർടിസി കണ്ടക്‌ടർക്കു മർദനം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ Idukki സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു Thrissur എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിൽ 11 പന്നികളെ റൈഫിൾ ടീം കൊന്നു Palakkad പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ വയനാട്ടിലേക്കു ഉല്ലാസ യാത്ര Malappuram നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി Kozhikode ഐഐഎച്ച്ടി കെട്ടിട ശിലാസ്ഥാപനം നാളെ Kannur ചൈനയില്‍ പഠിച്ചിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠനസൗകര്യമൊരുക്കണമെന്ന് ഉണ്ണിത്താന്‍ Kasaragod വരുമാനമുറപ്പാക്കാന്‍ മൃഗപരിപാലന പരിശീലനം സംഘടിപ്പിച്ചു Kollam മന്ത്രി രാജീവും കെ.കെ. ശൈലജയും സന്ദീപിന്‍റെ വീട് സന്ദർശിച്ചു Pathanamthitta കെഎസ്ആർടിസി കണ്ടക്‌ടർക്കു മർദനം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ Idukki സിപിഎം ജില്ലാ സമ്മേളനം: സംഘാടകസമിതി രൂപീകരിച്ചു Thrissur എലവഞ്ചേരി, പല്ലശന പഞ്ചായത്തുകളിൽ 11 പന്നികളെ റൈഫിൾ ടീം കൊന്നു Palakkad പെരിന്തൽമണ്ണ കെഎസ്ആർടിസിയിൽ വയനാട്ടിലേക്കു ഉല്ലാസ യാത്ര Malappuram നടപടി ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി Kozhikode ഐഐഎച്ച്ടി കെട്ടിട ശിലാസ്ഥാപനം നാളെ Kannur ചൈനയില്‍ പഠിച്ചിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പഠനസൗകര്യമൊരുക്കണമെന്ന് ഉണ്ണിത്താന്‍ Kasaragod 'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു SFI 'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു SFI AISF വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും SFI ആവശ്യപ്പെട്ടു തിരുവനന്തപുരം: എം ജി സർവകലാശാല (MG University) സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് (AISF)ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ (SFI) രംഗത്തെത്തി. കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്എഫ്ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എം ജി സർവ്വകലാശാല സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എഐഎസ്എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എഐഎസ്എഫ്, സ്റ്റുഡന്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ എസ് യൂ എ ഐ എസ് എഫ് എം എസ് എഫ് സഖ്യത്തിന്റെ ഭാഗമാണ്. Also Read മാറിടത്തിൽ പിടിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി SFIക്കെതിരെ AISF വനിതാ നേതാവ് വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്എഫ്ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ് വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസെടുത്തു എം ജി സർവകലാശാലയിലെ (Mahatma Gandhi University) എഐഎസ്എഫ് (AISF) വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് (Kottayam Gandhinagar University) എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം കെഎം അരുണിനെതിരെ പെൺകുട്ടി പരാതിയിൽ പരാമർശിച്ചിരുന്നു. ഇയാൾക്കെതിരെ മൊഴിനൽകി എന്നായിരുന്നു പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തു വന്ന ശേഷം പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പെൺകുട്ടി അരുണിനെതിരെ മൊഴി നൽകിയിട്ടില്ല എന്നാണ് പോലീസ് നൽകുന്ന സൂചന. അതുകൊണ്ടാണ് അരുണിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നും പൊലീസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസിൽ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകു എന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. 'നിനക്ക് തന്തയില്ലാത്ത കൊച്ചുങ്ങളെ ഉണ്ടാക്കുമെന്ന്' എസ്എഫ്ഐ നേതാക്കൾ കേട്ടാൽ അറയ്ക്കുന്ന തെറി വിളിയോടെ തനിക്ക് നേരെ ഭീഷണി മുഴക്കിയതായി പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും പെൺകുട്ടി വ്യക്തമാക്കി. ക്യാമ്പസുകൾ ജനാധിപത്യവൽക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്. ആർഎസ്എസിനെതിരെ സമാനമായ കുറ്റങ്ങൾ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തിൽ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് പെൺകുട്ടി പറയുന്നു. എംജി സർവകലാശാല ക്യാമ്പസിൽ നടന്ന സംഘർഷത്തിൽ വനിതാ നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലയിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നു. ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ആക്ഷേപം. Also Read- ലൈംഗിക അധിക്ഷേപം: AISF വനിതാ നേതാവിന്റെ പരാതിയിൽ പത്ത് SFI നേതാക്കൾക്കെതിരെ കേസ് 'കനയ്യകുമാർ വലതുപക്ഷത്ത് ചേക്കേറിയ ജാള്യം മറയ്ക്കാൻ AISF ഇരവാദത്തിലൂടെ സഹതാപം പിടിച്ചുപറ്റാൻ നോക്കുന്നു SFI ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം Breaking സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു Periya Twin Murder പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം: സിപിഎമ്മിലേക്ക് കടന്ന് സിബിഐ Sabarimala സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂർണ്ണവും ഷഡംഗം കഷായ ചൂർണവും Periya Twin Murder തീവ്രവാദികളെ പോലെ ആസൂത്രിത കൊലപാതകം നടത്തുന്ന സംഘമായി സി.പി.എം മാറി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Omicron ഒമിക്രോണ്‍ വ്യാപനം; കേരളത്തില്‍ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സര്‍ക്കാര്‍ Accident മീൻകുളത്തിൽ വീണ് നാലുവയസുകാരൻ മരിച്ചു; അപകടത്തിൽപ്പെട്ടത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ KSRTC സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള KSRTC സര്‍വ്വീസ് വീണ്ടും തുടങ്ങി Waqf Board വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം: തീരുമാനത്തില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് സമസ്തയ്‌ക്കൊപ്പമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ കേരളത്തിലും അയർലണ്ടിലുമായി ചിത്രീകരിക്കുന്ന 'ദി ഡാർക്ക് സീക്രട്ട്' ട്രെയ്‌ലർ റിലീസ് ചെയ്തു മോന്‍സന്‍ മോഡല്‍ പുരാവസ്തു തട്ടിപ്പ് തൃശൂരിലും ഏഴ് പേര്‍ അറസ്റ്റില്‍ Kochi Models Death മോഡലുകളുടെ മരണം: സൈജു തങ്കച്ചന് ജാമ്യമില്ല Palakkad ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര്‍ മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു. ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,02,30000 കവിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,37000 കടന്നിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷത്തില്‍ പരം പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നാല്‍പ്പത്തി അയ്യായിരത്തിലേറെ പേര്‍ക്കും ബ്രസീലില്‍ ഇരുപത്തിയൊന്നായിരത്തില്‍ അധികം പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. റഷ്യയില്‍ അയ്യായിരത്തില്‍ ഏറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ ഒരു ലക്ഷത്തി അറുപത്തിയാറായിരത്തിലധികം പേര്‍ മരിച്ചു. ബ്രസീലില്‍ മരണസംഖ്യ ഒരു ലക്ഷം കടന്നു. അഞ്ച് രാജ്യങ്ങളിൽ വൈറസ് ബാധിതർ ഒരു ലക്ഷത്തിനും മുകളിലാണ്. ഇറാക്ക്, ഫിലിപ്പീൻസ്, ഇന്തോനീഷ്യ, കാനഡ, ഖത്തർ എന്നിവയാണ് അവ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇന്ത്യയിലാണെന്നും ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,016 പേർക്ക് രോഗം ബാധിച്ചപ്പോൾ അമേരിക്കയിൽ 45,959 പേർക്കും ബ്രസീലിൽ 21,888 പേർക്കുമാണ് രോഗബാധ ഉണ്ടായത്. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടിട്ടും ശമനമില്ലാതെ കുതിക്കുന്നു. ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയുടെയും വേൾഡോ മീറ്ററിന്‍റെയും കണക്കുകൾ പ്രകാരം 52,49,809 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1,66,160 പേർക്കാണ് ഇവിടെ കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയിൽ 27,08,314 പേർ കോവിഡിൽ നിന്നും മുക്തി നേടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇവിടെ പുതിയതായി 45,959 പേർക്ക് രോഗം ബാധിച്ചപ്പോൾ 600ലേറെപ്പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. കാലിഫോർണിയ, ഫ്ളോറിഡ, ടെക്സസ്, ന്യൂയോർക്ക്, ജോർജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടർന്നുപിടിക്കുന്നത്. Omricon: ലോകരാജ്യങ്ങൾ എല്ലാ വർഷവും പൗരൻമാർക്ക് വാക്സീൻ നൽകേണ്ടി വരുമെന്ന് ഫൈസർ മേധാവി Spina Bifida കൃത്യമായ നിര്‍ദേശം നല്‍കാതെ തന്നെ പിറക്കാന്‍ അനുവദിച്ചു; അമ്മയുടെ ഡോക്ടറിനെതിരെ യുവതിയുടെ പരാതി Omicron ഒമിക്രോണിന് പിന്നാലെ ദക്ഷിണ ആഫ്രിക്കയിലെ കൊവിഡ് കേസുകള്‍ ഒറ്റദിവസംകൊണ്ട് ഇരട്ടിയായി Marcus Lamb കൊവിഡ് വാക്സിനെ എതിർത്ത ക്രിസ്ത്യൻ പ്രചാരകൻ കൊവിഡ് ബാധിച്ച് മരിച്ചു ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം പാരീസോ സിങ്കപ്പൂരോ അല്ല, ഈ ഇസ്രായേൽ നഗരമാണ് Bheemante Vazhi ഭീമന്‍റെ വഴി' ഇന്നു മുതല്‍; കുഞ്ചാക്കോ ബോബന്‍ ചിത്രം കേരളത്തില്‍ 109 തിയറ്ററുകളില്‍ Arrest യുവതി പൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ ആക്ഷന്‍ ത്രില്ലറുമായി ജി വി പ്രകാശ് കുമാര്‍, ഗൗതം മേനോന്‍ സെല്‍ഫി' ട്രെയ്‍ലര്‍ Covid 19 സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം; ഗുരുതരാവസ്ഥയിലുള്ളത് 42 പേർ Depression വിഷാദരോഗത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരങ്ങള്‍ Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ ക്രമസമാധാനപാലനം കൊറോണപ്രതിരോധമായി മാറിയ ദിനങ്ങള്‍. ഇവരാണ് ഈ കൊറോണക്കാലത്തെ പ്രധാനതാരങ്ങള്‍. നാലുദിവസമായി ഇവര്‍ നിരത്തിലാണ്, രാവും പകലും ഇവരുടെ അനുഭവങ്ങള്‍ യതീഷ് ചന്ദ്ര ജില്ലാ പോലീസ് മേധാവി കണ്ണൂര്‍ വിദ്യാസമ്പന്നരായിട്ടും ബോധവാന്മാരല്ലാത്ത 10 ശതമാനമാണ് പ്രശ്‌നം. ആദ്യദിവസം അഭ്യര്‍ഥിച്ചു. അധികമാരും ചെവിക്കൊണ്ടില്ല. പിന്നെ കര്‍ശനമാക്കി. എന്നിട്ടും 10 ശതമാനം പേര്‍ കബളിപ്പിക്കുകയാണ്. പരിശോധന നടത്തുന്നതിനിടെ അച്ഛനും അമ്മയും രണ്ട് മക്കളും കാറില്‍ വന്നു. എവിടെപ്പോകുന്നെന്ന് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് സുഖമില്ല, കാണാന്‍ പോകുന്നെന്ന് മറുപടി. പാടില്ലെന്നറിഞ്ഞുകൂടേ എന്നും ഭവിഷ്യത്തും പറഞ്ഞപ്പോള്‍ ശരി എന്നുപറഞ്ഞ് അവര്‍ മടങ്ങി. കാര്യമായ അസുഖമല്ല, അവധിയല്ലേ ഒന്നുപോയി കണ്ടുകളയാം എന്നതായിരുന്നു മനോഭാവം എന്നെനിക്ക് മനസ്സിലായി. മറിയാമ്മ ജേക്കബ് എസ്.ഐ. വനിതാ പോലീസ് സ്റ്റേഷന്‍, കോട്ടയം രാവിലെ എട്ടിന് സ്റ്റേഷനിലെത്തി. വാഹനപരിശോധനയ്ക്കിറങ്ങി. ഇതിനിടെ ആഹാരം കഴിക്കുന്നതിനുമാത്രമാണ് മാറിനിന്നത്. മുന്പ് പരിശോധന നിശ്ചിതസമയം മാത്രമായിരുന്നു. മുഴുവന്‍നേരവും പട്രോളിങ്ങിലാണ്. ബൈക്ക് യാത്രക്കാര്‍ വെറുതെ വരുന്നത് പ്രശ്‌നമായിട്ട് തുടക്കത്തില്‍ തോന്നിയിരുന്നു. വെള്ളിയാഴ്ച മുതല്‍ അനാവശ്യക്കാര്‍ ഒഴിഞ്ഞു പോയി. കറങ്ങിനടക്കുന്നവരെ കര്‍ശനമായി തിരിച്ചയയ്ക്കും. രാത്രി ഒന്‍പതിന് ജോലി അവസാനിക്കുംവരെയും വാഹനപരിശോധനതന്നെ. വെള്ളിയാഴ്ച രാവിലെ മലപ്പുറത്തുവെച്ചാണ് പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ ധനുഷ പടിയനെ കണ്ടത്. ജോലിക്കുപോകാനായി വാഹനമില്ലാതെ വിഷമിച്ചുനില്‍ക്കുകയായിരുന്നു അവര്‍. മലപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്നു ഞങ്ങള്‍. ഇവരെ ജോലിസ്ഥലത്തുകൊണ്ടുപോയി തിരികെയെത്തിച്ചു. ദൂരെസ്ഥലങ്ങളില്‍ വീടുള്ള ജീവനക്കാര്‍ ജോലികഴിഞ്ഞ് ഇറങ്ങിയാല്‍ വാഹനമില്ലാതെ ബുദ്ധിമുട്ടുകയാണ്. പലരെയും വീട്ടിലെത്തിക്കും. അല്ലെങ്കില്‍ വാഹനം തരപ്പെടുത്തിക്കൊടുക്കും. കെ.എസ്. അനില്‍കുമാര്‍ റൈറ്റര്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ പതിനാറുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇത് പുതിയ നിയോഗമാണ്. സ്റ്റേഷന്‍ ഡ്യൂട്ടിക്കൊപ്പം ജനങ്ങള്‍ക്കിടയിലേക്ക് സാനിറ്റൈസറും ബോധവത്കരണവുമായി ഇറങ്ങണം. ഒപ്പം ഫീല്‍ഡില്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള മുഖാവരണങ്ങളും കൈയുറകളും സാനിറ്റൈസറും സംഭരിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ നിരത്തുകളിലെ നിയമലംഘനത്തിന്റെ കണക്കുകള്‍ അന്നന്നുതന്നെ ചേര്‍ക്കണം. ദിവസം മുഴുവന്‍ ചെയ്താലും തീരാത്ത ജോലിയുണ്ട്. എന്നാല്‍ പ്രതിരോധത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. മൂന്നരയോടെ അവരെത്തി. അപ്പോഴേക്കും മാനന്തവാടിയില്‍നിന്ന് ട്രാവലര്‍ എത്തിച്ചിരുന്നു. അവര്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയ കാര്യം പിന്നീടാണ് അറിയുന്നത്. അവരെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. കെ. ലാല്‍ജി സിറ്റി അസി. പോലീസ് കമ്മിഷണര്‍ എറണാകുളം ജനതാ കര്‍ഫ്യൂവിന്റെ അന്ന് പോലീസ് പട്രോളിങ്ങിനിടെ തെരുവില്‍ കഴിയുന്ന ഒരാള്‍ 'സാറേ, കുറച്ചു വെള്ളം തരാമോ' എന്നുചോദിച്ച് എന്റെ മുന്നിലെത്തി. ജീപ്പില്‍നിന്ന് വെള്ളമെടുത്തു കൊടുക്കുമ്പോഴാണ് അയാള്‍ പട്ടിണിയിലാണെന്ന് എനിക്കു മനസ്സിലായത്. ഞങ്ങള്‍ക്കു കഴിക്കാന്‍ ജീപ്പിലുണ്ടായിരുന്ന ഒരു പാക്കറ്റ് ഭക്ഷണം അയാള്‍ക്കു കൊടുത്തു. അയാളെപ്പോലെ ആയിരങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്ന സത്യം മനസ്സിലായ നിമിഷമായിരുന്നു അത്. അവര്‍ക്കു കഴിയുന്നത്ര ഭക്ഷണം എത്തിക്കാനാണ് ഞാനും കൂടെയുള്ള പോലീസുകാരും പരിശ്രമിക്കുന്നത്. ഒരുപാടുപേര്‍ക്ക് ഭക്ഷണം നല്‍കാനായത് ജീവിതത്തിലെ പുണ്യമാണെന്ന് കരുതുന്നു. ജി. ഗോപകുമാര്‍ സി.ഐ വെള്ളയില്‍ പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ഒരുകാര്യം ചെയ്യരുതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് കര്‍ശനനിര്‍ദേശം നല്‍കിയിട്ടും അത് ലംഘിച്ചേ അടങ്ങൂവെന്ന് എന്തോ വാശിയുള്ളതുപോലെയാണ് ചിലരുടെ പെരുമാറ്റരീതി. ആരാധനാലയത്തില്‍ കൂട്ടം കൂടരുതെന്ന് വിലക്കിയാല്‍ അതുചെയ്യും. കഴിഞ്ഞദിവസം തന്റെ സ്റ്റേഷന്‍ പരിധിയിലെ ഒരു ആരാധനാലയത്തില്‍ 20 പേരാണ് പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇവരില്‍ അഞ്ചുപേര്‍ പോലീസിനെക്കണ്ട് ജനല്‍ വഴി ചാടിയാണ് രക്ഷപ്പെട്ടത്. എന്‍.എസ്. രാജീവ് സി.ഐ കസബ പോലീസ് സ്റ്റേഷന്‍ പുതുശ്ശേരി പാലക്കാട് വാളയാറില്‍ പാലം കടന്നാല്‍ തമിഴ്‌നാടായി. പക്ഷേ, കടത്തിവിടാനാവില്ല. തമിഴ്‌നാട് പോലീസും തിരിച്ചയയ്ക്കും. ആദ്യദിവസങ്ങളില്‍ കാലി ലോറികളിലായിരുന്നു ആളുകളെത്തിയിരുന്നത്. അടച്ചുപൂട്ടലായതോടെ 80 കിലോമീറ്ററകലെ പട്ടാമ്പിയില്‍നിന്നും മറ്റും നടന്നുവരുന്നവരുണ്ട്. പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ട പലായനം ജീവനോടെ മുന്നിലെത്തുകയായിരുന്നു. ചിലരുടെ കുട്ടികള്‍ അപ്പുറത്താണ്. മറ്റുചിലര്‍ക്ക് വൃദ്ധരായ മാതാപിതാക്കളാണ് അപ്പുറത്ത്. വന്നെത്തുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാനാണ് പ്രധാനമായും ശ്രമിച്ചത്. ഭക്ഷണം കഴിയുമ്പോള്‍ അവരുടെ തിളങ്ങുന്ന കണ്ണുകള്‍ അത് മനസ്സില്‍നിന്ന് മായില്ല. മധു കാരക്കടവത്ത് സിവില്‍ പോലീസ് ഓഫീസര്‍, കാസര്‍കോട് കൊറോണരോഗം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയെ കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ പരിഭ്രാന്തരായ നാട്ടുകാരെ ബോധവത്കരിക്കേണ്ടിയും വന്നു. ഇയാള്‍ക്കൊപ്പം നാലുദിവസം കറങ്ങിനടന്നയാളെയും കൊണ്ടുപോകണമെന്നായി അവര്‍. ആ വ്യക്തിയാണെങ്കില്‍ ആശുപത്രിയിലേക്ക് പോകാന്‍ സമ്മതിക്കുന്നുമില്ല. ഒടുവില്‍ അയാളെയും ആശുപത്രിയിലെത്തിച്ചു. ലക്ഷണമില്ലെന്ന് കണ്ട ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കിടക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ നാട്ടുകാരുടെ ആശങ്ക ആരോഗ്യവകുപ്പധികൃതരെ പറഞ്ഞു ബോധ്യപ്പെടുത്തി ആശുപത്രിയില്‍ അഡ്മിറ്റാക്കി. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വാഹനപരിശോധന മുതല്‍ ബോധവത്കരണം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ രാത്രി ഒന്പതുവരെ നീളും. റോഡില്‍ എത്തുന്നവര്‍ക്ക് ഒരായിരം കാരണങ്ങളാണ്. വലിയ ശതമാനം ആളുകള്‍ക്കും മരുന്ന് വാങ്ങണം. പക്ഷേ,‚ അതിന്റെ പ്രിസ്‌ക്രിപ്ഷന്‍ കാണില്ല. അവരോട് അല്പം കര്‍ശനമായി പെരുമാറിയാല്‍ അത് പോലീസ് അതിക്രമം എന്ന വ്യാഖ്യാനംവരും. പറയുന്ന കാര്യങ്ങളില്‍ സത്യമേത് കള്ളമേത് എന്ന് ഗണിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കില്ല. ആര്‍. ബിജു, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ലോക് ഡൗണില്‍പ്പെട്ട് കൊല്ലത്ത് കുടുങ്ങിയ ടൂറിസ്റ്റ് ബസ് ജീവനക്കാരായ തിരുവനന്തപുരം സ്വദേശികള്‍ രണ്ടുദിവസമായി ഭക്ഷണമൊന്നും കിട്ടാതെ അലയുന്നത് കണ്ടത്. ഒപ്പമുള്ള പോലീസുകാര്‍ക്കും കഴിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നെത്തിച്ച ഭക്ഷണപ്പൊതി അപ്പോള്‍ത്തന്നെ ഇവര്‍ക്ക് കൈമാറി. യുവാക്കളുടെ കണ്ണുകളിലുണ്ടായ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്. ബസിനകത്ത് താമസം തുടരുന്ന ഇവര്‍ക്ക് വരുംദിവസങ്ങളിലേക്ക് ഭക്ഷണം ലഭിക്കാനുള്ള സാഹചര്യം കൂടിയൊരുക്കിയ ശേഷമാണ് മടങ്ങിയത്. എന്താണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രത്യേകതകള്‍ കോവിഡ് വന്ന് പോയവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണോ? ചോറിന് പകരം ചപ്പാത്തി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയുമോ? ശര്‍ക്കര കഴിക്കാമോ? വന്ധ്യതനിവാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. തിമിരം മൂര്‍ച്ഛിക്കും മുന്‍പ് പ്രതിവിധി നേടു എന്‍ എച്ച് എം വീഡിയോ കാണാം കൊതുകിന്റെ ഉറവിട നശീകരണം പ്രധാനം: എന്‍.എച്ച്.എം വീഡിയോ കാണാം കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ചെടുക്കാം പ്രതിജ്ഞ; എന്‍എച്ച്എം വീഡിയോ കാണാം മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം| എന്‍.എച്ച്.എം വീഡിയോ കാണാം കുടല്‍ പ്രവര്‍ത്തനരഹിതം, കോവിഡിനു പിന്നാലെ വന്ന രോഗം; ഫാറൂഖിനിത് രണ്ടാം ജന്മം കൊച്ചി വരാപ്പുഴ അതിരൂപതയിൽ നിന്നും കോവിഡ് 19 മൂലം മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടത്തി. വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അതിരൂപതയുടെ 8 ഫോറോനകളിലായി അനുസ്മരണ ചടങ്ങ് നടത്തിയതിനു ശേഷമാണ് അതിരൂപതതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവർക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലി നടത്തിയത്. ദിവ്യബലി മധ്യേ ഫാ. ജോസഫ് തട്ടാരശ്ശേരി വചനപ്രഘോഷണം നടത്തി. വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം ഒ സി ഡി പ്രൊവിൻഷ്യൽ ഫാ. തോമസ് മരോട്ടിക്കൽ, ഒ എസ് എ റീജിയണൽ വികാർ ഫാ. ഷിജു കല്ലറക്കൽ,ബിസിസി ഡയറക്ടർ ഫാ. ആന്റണി അറക്കൽ, വൈദീകർ, സന്യസ്തർ തുടങ്ങിയവർ സന്നിഹിതരായി. കോവിഡ് 19 മൂലം മരണമടഞ്ഞവരുടെ ബന്ധുക്കൾ, മറ്റു വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ് വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്. കൊച്ചി ഫാ. മർസലിനോസ് റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും തിരുവനന്തപുരം റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും. കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. 1. സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നത് 2. അറവുശാലകളുടെയും ഇറച്ചി വിൽപ്പന ശാലകളുടെയും നവീകരണവും അവയിൽ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു നിയമ ലംഘനത്തിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് ഇടതു മുന്നണിയുടെ പൊള്ളയായ അഴിമതി വരുദ്ധ പ്രതിച്ഛായക്ക് തെളിവാണ്. പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മന്ത്രി പടുത്തുയര്‍ത്തിയ ടൂറിസം സാമ്രാജ്യത്തിനായി തണ്ണീര്‍ത്തട നിയമ ലംഘനവും ഭൂ സംരക്ഷണ നിയമ ലംഘനവും നടന്നിട്ടുണ്ടെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കുറ്റക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും സ്വീകരിക്കുന്നത്. കയ്യേറ്റ വിഷയങ്ങളില്‍ സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ എല്ലാ കാലവും സ്വീകരിക്കുന്നവരെന്ന് അവകാശപ്പെടുന്ന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ സി.പി.ഐ പോലും ഉദ്യോഗസ്ഥരെ പഴിചാരി തടിയൂരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നടപടി വേണമെന്ന റവന്യൂ മന്ത്രിയുടെ നിലപാടിന് പോലും പാര്‍ട്ടിയില്‍ നിന്നോ മന്ത്രിസഭയില്‍ നിന്നോ കാര്യമായി പിന്തുണ ലഭിക്കാത്തത് തോമസ് ചാണ്ടി വിഷയത്തില്‍ ഇടതുമുന്നണി തുടരുന്ന ഒളിച്ചുകളിയാണ് വ്യക്തമാക്കുന്നത്. കൃത്യമായ തെളിവുകള്‍ കളക്ടര്‍ സമര്‍പ്പിച്ചിട്ടും റവന്യൂ വകുപ്പ് സെക്രട്ടറി നിയമോപദേശത്തിന് പിന്നാലെ പോകുന്നത് തോമസ്ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോവുകയെന്ന ഒറ്റ ഉദ്ദേശത്തോടെ മാത്രമാണെന്ന് വ്യക്തമാണ്. തോമസ്ചാണ്ടി വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചക്ക് പോലും എടുക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടും അഴിമതിക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്ന ആക്ഷേപത്തിന് ശക്തിപകരുകയാണ്. ഒറ്റക്ക് മത്സരിച്ചാല്‍ കുട്ടനാട്ടില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് പോലും വിജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയുടെ നേതാവായ തോമസ് ചാണ്ടിക്ക് ഇടതുമുന്നണിയിലെ മേധാവിത്വമാണ് ഈ പിന്തുണകള്‍ വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ അത്താഴ പട്ടിണിക്കാരന്‍ തലചായ്ക്കാനൊരു കൂരപണിയാന്‍ ഒന്നോ രണ്ടോ സെന്റ് വയല്‍ നികത്തിയാല്‍ പോലും മണിക്കൂറുകള്‍വെച്ച് അത് പൂര്‍വസ്ഥിതിയിലാക്കാന്‍ മത്സരിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗമാണ് മന്ത്രിയുടെ അഴിമതികള്‍ക്ക് തുടക്കം മുതലേ സംരക്ഷണം നല്‍കിപോന്നത്. കുട്ടനാട്ടിലെ തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍കൂടി അതിനൊപ്പം ചേര്‍ന്നതോടെ കുട്ടനാട്ടില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി തോമസ്ചാണ്ടി വളരുകയായിരുന്നു. മാര്‍ത്താണ്ഡം കായലിലെ നിലംനികത്തല്‍, ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന്റെയും പുറം ബണ്ടിന്റെയും നിര്‍മ്മാണം, ആലപ്പുഴ വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണം, റിസോര്‍ട്ടിന് മുന്നിലെ കായല്‍ ബോയ സ്ഥാപിച്ച് കൈയേറിയ നടപടി തുടങ്ങി മന്ത്രിയുടെ നിയമ ലംഘനങ്ങളുടെ പട്ടിക നീളുകയാണ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലും മാര്‍ത്താണ്ഡം കായലിലും നഗ്നമായ റവന്യു നിയമങ്ങളുടെ ലംഘനങ്ങള്‍ നടന്നിട്ടുള്ളതായി കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും മന്ത്രിയെ സംരക്ഷിക്കാനുള്ള വാശിയിലാണ് ഇടതു മുന്നണിയും സി.പി.എം നേതൃത്വവും. കാലങ്ങളായി തുടരുന്ന തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സംരക്ഷണം നല്‍കുന്നത് ടൂറിസമെന്ന സ്വര്‍ണഖനി കാണിച്ചാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനെന്ന പേരില്‍ തോമസ് ചാണ്ടി നേടിയെടുക്കുന്ന ചെറിയ ഇളവുകള്‍ പിന്നീട് വലിയ കയ്യേറ്റങ്ങളായി മാറുകയാണ് ചെയ്യുന്നത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചത് പോലും നിലം നികത്തിയ ഭൂമിയിലാണെന്ന് വ്യക്തമായിട്ടും നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. 50 സെന്റോളം ഇവിടെ നികത്തിയെന്നാണ് വിവരം. റിസോര്‍ട്ടിന് മുന്‍വശമുള്ള വേമ്പനാട്ട് കായലില്‍ ബോയ കെട്ടി ഏക്കര്‍കണക്കിന് ഭാഗം സ്വന്തമാക്കി ഉപയോഗിക്കാന്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ട് ശ്രമിച്ചത് ഇതേ ടൂറിസത്തിന്റെ പേരില്‍ തന്നെ. ടൂറിസ്റ്റുകള്‍ക്ക് സൈ്വര്യമായി വിഹരിക്കുന്നതിനായി കായല്‍ ഇവര്‍ ബോയകെട്ടി തിരിച്ചപ്പോള്‍ നിയമലംഘനത്തിന്റെ കോണ്‍ക്രീറ്റ് തൂണും കായലില്‍ ഉയര്‍ന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഈ ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചതിനൊപ്പം മത്സ്യ തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള അവകാശവും ഇതിനൊപ്പം തടയപ്പെടുകയായിരുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണത്തില്‍ തണ്ണീര്‍തട നിയമത്തിന്റെ വ്യക്തമായ ലംഘമാണ് നടന്നിട്ടുള്ളത്. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നെല്‍പ്പാടം നികത്തിയാണ് ഇവിടെ പാര്‍ക്കിങ് ഏരിയ നിര്‍മ്മിച്ചതെന്ന് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. 2014ന് ശേഷം നടന്ന നികത്തല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമാണ്. കൂടാതെ ഇവിടെത്തെ നീര്‍ച്ചാല്‍ അനുമതി കൂടാതെ റിസോര്‍ട്ട് അധികൃതര്‍ തിരിച്ചുവിടുകയും ചെയ്തിരുന്നു. 2014ല്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എന്‍. പത്മകുമാര്‍ നിലം നികത്തി പൂര്‍വ സ്ഥിതിയിലാക്കാന്‍ ആര്‍.ഡി.ഒക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. മാര്‍ത്താണ്ഡം കായലില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കായല്‍ കയ്യേറിയതിനൊപ്പം ഇവിടെ ഒന്നര മീറ്ററോളം പൊതു വഴി മന്ത്രി സ്വന്തമാക്കിയാതും മറ്റു നിയമ ലംഘനങ്ങള്‍ നടക്കുന്നതായും കളക്ടറുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. തെളിവുകള്‍ എത്രതന്നെ പുറത്തുവന്നാലും തോമസ് ചാണ്ടിയുടെ അഴിമതികള്‍ സംരക്ഷിക്കപ്പെടുകയാണ്. ഉഴവൂര്‍ വിജയന്റെ മരണശേഷം എന്‍.സി.പി പൂര്‍ണമായും തോമസ് ചാണ്ടിയുടെ കൈപ്പിടിയില്‍ തന്നെയാണ്. എതിര്‍ ശബ്ദം ഉയര്‍ത്തിയ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്മാനെ പുറത്താക്കാനും തോമസ്ചാണ്ടിക്ക് കഴിഞ്ഞതോടെ പൂര്‍ണമായും പാര്‍ട്ടി മന്ത്രിയുടെ നിയന്ത്രണത്തിലായി. എന്‍.സി.പിക്ക് ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം കളയാന്‍ ദേശീയ നേതൃത്വത്തിനു താല്‍പര്യമില്ലാത്തതും തോമസ് ചാണ്ടിക്ക് അനുഗ്രഹമായി. ഇടതുമുന്നണിയില്‍ പോലും തോമസ് ചാണ്ടിക്ക് എതിരെ പരസ്യമായി നിലപാട് സ്വീകരിക്കാന്‍ പല നേതാക്കളും തയാറാകുന്നില്ല. സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ നേതൃത്വം ചാണ്ടിക്ക് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത് തോമസ് ചാണ്ടിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ തന്ത്രങ്ങളുടെ ഭാഗമായാണ്. വേങ്ങര ഉപ തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ചാണ്ടിക്ക് എതിരെയുള്ള കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്‌വരാതിരിക്കാന്‍ സി.പി.എം നേതൃത്വം ഇടപെട്ടെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എല്‍.ഡി.എഫിന്റെ സംസ്ഥാന ജാഥക്ക് വേണ്ടി വീണ്ടും തോമസ് ചാണ്ടിക്ക് സംരക്ഷണം നല്‍കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നാണ് പുതിയ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വടക്ക് നിന്ന് കോടിയേരിയും തെക്ക് നിന്ന് കാനം രാജേന്ദ്രനും നയിക്കുന്ന ജാഥ പ്രയാണം തുടരുമ്പോള്‍ മന്ത്രിക്ക് എതിരെ നടപടിയുണ്ടായാല്‍ അത് പ്രചാരണത്തെ ബാധിക്കുമെന്ന വാദമാണ് ഉയര്‍ത്തുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് തോമസ് ചാണ്ടിയുടെ അഴിമതിക്ക് സംരക്ഷണം നല്‍കിയും നടപടികള്‍ ദീര്‍ഘിപ്പിച്ചും അധികാര കസേരയില്‍ തോമസ് ചാണ്ടിയെ ഉറപ്പിച്ചിരുത്താനുള്ള ശ്രമമാണ് ഇടതു മുന്നണി ഇപ്പോഴും തുടരുന്നത്. സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം ആരോപണം ഉന്നയിക്കപ്പെട്ടുവെന്നതുകൊണ്ടുമാത്രം അധികാരത്തിലിരിക്കുന്ന ആളുകള്‍ സംശയിക്കപ്പെടാന്‍ പാടില്ല. ആര്‍ക്കെതിരേയും എന്ത് ആരോപണവും ആര്‍ക്കുവേണമെങ്കിലും ഉന്നയിക്കാമെന്ന അവസ്ഥയും ആരോഗ്യകരമല്ല. ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച യുവതി ഇപ്പോള്‍ ഇക്കാര്യം അന്വേഷിക്കാന്‍വേണ്ടി നിയോഗിക്കപ്പെട്ട ആന്തരികാന്വേഷണ കമ്മിറ്റിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് ഫലത്തില്‍ അന്വേഷണത്തെത്തന്നെ ബഹിഷ്‌കരിച്ചിരിക്കുന്നു. സമിതിയുടെ സമീപനത്തെയും രഹസ്യാത്മകതയെയും അവര്‍ തുറന്നുവിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കുപുറമേ നാഷണല്‍ ലോ സ്‌കൂളുകളിലെ ഒരുകൂട്ടം പൂര്‍വവിദ്യാര്‍ഥികളും ചില അഭിഭാഷകരും ബുദ്ധിജീവികളുമെല്ലാം സമാനമായ അഭിപ്രായം പുറപ്പെടുവിക്കുകയുണ്ടായി. ആരോപണം ഉന്നയിക്കപ്പെട്ടുവെന്നതുകൊണ്ടുമാത്രം അധികാരത്തിലിരിക്കുന്ന ആളുകള്‍ സംശയിക്കപ്പെടാന്‍ പാടില്ല. ആര്‍ക്കെതിരേയും എന്ത് ആരോപണവും ആര്‍ക്കുവേണമെങ്കിലും ഉന്നയിക്കാമെന്ന അവസ്ഥയും ആരോഗ്യകരമല്ല. അതേസമയം, ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ വസ്തുനിഷ്ഠമായും മാന്യമായും കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അത്തരം സംവിധാനങ്ങള്‍ നീതി നടത്തിയാല്‍പോരാ, നടത്തിയതായി തോന്നിക്കുകയും വേണം. ചീഫ് ജസ്റ്റിസ് ഗൊഗോയ് കാര്‍ക്കശ്യംനിറഞ്ഞ, അച്ചടക്കബോധത്തോടെ തന്റെ നീതിന്യായാധികാരം പ്രയോഗിക്കുന്ന അനുഭവമാണ് കോടതിയുമായി ബന്ധപ്പെടുന്ന പലര്‍ക്കും പറയാനുള്ളത്. എന്നാല്‍, പരാതി പരിഗണിച്ച ബെഞ്ചില്‍ അദ്ദേഹം സന്നിഹിതനായതും യുവതിക്കെതിരായ തന്റെ വിമര്‍ശനങ്ങള്‍ പരസ്യമായിപ്പറഞ്ഞതും ഗുരുതരമായ തെറ്റായിപ്പോയി. ചീഫ് ജസ്റ്റിസിന്റെ കസേര തന്റെ വ്യക്തിപരമായ പരസ്യപ്രതിരോധത്തിനുള്ള സ്ഥാനമായി അദ്ദേഹം കാണാനേ പാടില്ലായിരുന്നു. യുവതിയെക്കൊണ്ട് ക്ഷമ പറയിപ്പിക്കുന്നതുപോലുള്ള സംഭവങ്ങള്‍ ആരോപിക്കപ്പെട്ടാല്‍, അവയുടെ നിജസ്ഥിതി അന്വേഷിക്കാവുന്നതേയുള്ളൂ. ഇതിനകം ഉന്നയിക്കപ്പെട്ട മറ്റെല്ലാ ആരോപണങ്ങളും ശരിയായ ഒരു സംവിധാനത്തില്‍ അന്വേഷിക്കാന്‍ കഴിയുന്നവ മാത്രമാണ്. എന്നാല്‍, ബന്ധപ്പെട്ടയാളുകളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണസംവിധാനം ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവന്നിട്ടില്ല എന്നതാണ് നിരാശാജനകമായ യാഥാര്‍ഥ്യം. ഇത്തരമൊരു സംവിധാനം പൊതുജനങ്ങളുടെ മാത്രമല്ല, ന്യായാധിപരുടെയും നിയമസംവിധാനത്തിന്റെയും പ്രധാന ഗുണഭോക്താക്കളായ അഭിഭാഷകരുടെയുമെല്ലാം ആവശ്യമാണ്. വിശാഖാ കേസിലെ (1997) മാര്‍ഗനിര്‍ദേശകതത്ത്വങ്ങളോ തൊഴില്‍സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമത്തിലെ (2013) വ്യവസ്ഥകളോ ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല എന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കി. ന്യായാധിപര്‍ മാത്രമടങ്ങിയ ആന്തരികാന്വേഷണസമിതി എന്ന ആശയത്തിന് രൂപംനല്‍കിയത് സുപ്രീംകോടതി തന്നെ നിയോഗിച്ച അഞ്ച് ന്യായാധിപര്‍ അടങ്ങിയ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ സമ്പൂര്‍ണ യോഗം അംഗീകരിച്ചത് 1999 ഡിസംബര്‍ 15-ാം തീയതിയാണ്. ന്യായാധിപര്‍ക്കെതിരായ പരാതികളില്‍ എന്തെങ്കിലും ഗൗരവപ്പെട്ട നടപടികള്‍ കൈക്കൊള്ളാന്‍ ന്യായാധിപരുടേതായ ഈ സംവിധാനം ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് ഇന്ത്യന്‍ അനുഭവം. നടപടിക്രമങ്ങളില്‍ സുതാര്യതയില്ല എന്ന വിമര്‍ശനവും ആന്തരികാന്വേഷണസമിതിക്കെതിരേ പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ നേരിട്ടുള്ള ശക്തമായ നടപടികള്‍ക്കുള്ള വ്യവസ്ഥകള്‍ ഇല്ലെന്നതും ഒരു പ്രധാന പോരായ്മയായി നിലനില്‍ക്കുന്നു. ന്യായാധിപരുടെ പെരുമാറ്റവും ധര്‍മനിര്‍വഹണവും പരിശോധിക്കാന്‍ ബാഹ്യ ഏജന്‍സികളെ അനുവദിക്കാത്തത് അത്തരം ഏര്‍പ്പാടുകള്‍ നീതിന്യായ സംവിധാനത്തിന്റെ സ്വച്ഛന്ദതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ഭയം കൊണ്ടാണ്. എന്നാല്‍, എന്തും പറയാനും ചെയ്യാനുമുള്ള ആരോടും കണക്കുപറയേണ്ടതായിട്ടില്ലാത്ത അമിതാധികാര പ്രവണതയായി ഈ സ്വാതന്ത്ര്യം മാറാന്‍ പാടില്ല. ഇതു പക്ഷേ, ചിത്രത്തിന്റെ ഒരു വശം മാത്രമാണ്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ ഭാഗമായ സാമ്പത്തികശക്തികള്‍ കോടതികള്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. പലപ്പോഴും മറ്റുതരം ശത്രുതകളുടെയും താത്പര്യങ്ങളുടെയും പേരില്‍ ദുരുദ്ദേശ്യപരമായ വ്യാജപരാതികള്‍ അധികാരസ്ഥാനത്തുള്ളവര്‍ക്കെതിരേ ഉയര്‍ന്നുവരാറുണ്ട്. അത്തരം ആക്ഷേപങ്ങളെയും ശക്തമായിത്തന്നെ കൈകാര്യം ചെയ്യാന്‍ കഴിയണം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ന്യായാധിപര്‍ക്കെതിരേ ആരോപണങ്ങളുണ്ടായാല്‍ അവയെ വേണ്ടവിധത്തിലുള്ള ശാസ്ത്രീയവും ജനാധിപത്യപരവും നിയമപരവുമായ വിധത്തില്‍ കൈകാര്യംചെയ്യാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ നിയമനിര്‍മാതാക്കളില്‍നിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 'ജുഡീഷ്യല്‍ സ്റ്റാന്‍ഡേഡ് ആന്‍ഡ് എക്കൗണ്ടബിലിറ്റി ബില്‍' ലോക്സഭ പാസാക്കുകയുണ്ടായി. എന്നാല്‍, 2012 മാര്‍ച്ചില്‍ സഭ പാസാക്കിയ ഈ ബില്‍ 2014-ല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞപ്പോള്‍ തുടര്‍നടപടികളുടെ അഭാവം കാരണം ഇല്ലാതായി. ചില ന്യായാധിപരില്‍നിന്നും എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്നാണ് സമാനനിയമത്തിനായി പിന്നീടുവന്ന എന്‍.ഡി.എ.സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍പ്രസാദ് പറയുകയുണ്ടായി (ദ ഹിന്ദു, 24 ജൂണ്‍ 2014 1968ലെ ന്യായാധിപ(അന്വേഷണ)നിയമം ഒട്ടും ഫലപ്രദമല്ല എന്ന് വീരസ്വാമി കേസില്‍ (1991) വ്യക്തമാക്കപ്പെട്ടതാണ്. ന്യായാധിപര്‍ക്കെതിരേ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ എഫ്.ഐ.ആര്‍. തയ്യാറാക്കാമെന്നു പറഞ്ഞ വീരസാമി കേസിലെ വിധിയും മുഖ്യ ന്യായാധിപനെതിരായ ആക്ഷേപങ്ങളുടെ കാര്യത്തില്‍ അപ്രായോഗികവും അവ്യക്തവുമായ സമീപനമാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ പുതിയതും സമഗ്രവുമായ നിയമനിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയകക്ഷികള്‍ ഇപ്പോഴും പരിഗണന നല്‍കുന്നില്ല. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ ഇത്തരം കാര്യങ്ങള്‍ വിശദമാക്കുന്നതേയില്ല. കോണ്‍ഗ്രസിന്റേതിലാകട്ടെ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാതിരുന്നതെന്തുകൊണ്ട് എന്നതിന് ഉത്തരമില്ല. നിയമത്തിനതീതമായ ഒരു നീതിന്യായ സംവിധാനത്തെ സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമാണ് ഇന്ത്യയിലെ അധികാരികള്‍ എന്നും ശ്രമിച്ചത്. നീതിന്യായ, രാഷ്ട്രീയ അധികാരകേന്ദ്രങ്ങള്‍ സംവിധാനത്തെ ജനാധിപത്യവത്കരിക്കാനുള്ള താത്പര്യം പൊതുവേ കാണിച്ചിട്ടില്ല. അതുകൊണ്ടാണ് നീതിന്യായ സംവിധാനത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സാധാരണക്കാരുടെ രാഷ്ട്രീയവിഷയങ്ങള്‍തന്നെയാണെന്ന തിരിച്ചറിവ് പ്രധാനമാകുന്നത്. ഇത്തരം വിഷയങ്ങള്‍ ശരിയായി കൈകാര്യംചെയ്യാനുള്ള പുതിയ നിയമങ്ങള്‍ ഉണ്ടാക്കാനും അവയെ നിലനിര്‍ത്താനും പരിരക്ഷിക്കാനുമായി ജനകീയ സമ്മര്‍ദമുണ്ടാകണം. ചീഫ്ജസ്റ്റിസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന പാഠവും മറ്റൊന്നല്ല. അസാധാരണമെന്നു തോന്നാം. നീതിന്യായപരമായ ഉത്തരവാദിത്വവും അഴിമതി ആരോപണസംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ കെനിയയുടെ മുന്‍ ചീഫ് ജസ്റ്റിസ് വില്ലി മുടുംഗ (Willy Mutunga) യുടെ ഭാഗത്തുനിന്നും ഉണ്ടായത് ലോകശ്രദ്ധ പിടിച്ചുപറ്റി. നീതിന്യായ പരിവര്‍ത്തനത്തിനുള്ള രൂപരേഖ (Judiciary Transformation Frame Work) എന്ന മുടുംഗയുടെ ആശയത്തിലൂടെയാണ് കെനിയയില്‍ ജുഡീഷ്യല്‍ ഓംബുഡ്സ്മാന്‍ സംവിധാനവും കോടതി ഉപഭോക്താക്കളുടെ കമ്മിറ്റികളും നിലവില്‍വന്നത്. പിന്നീട് ഈ ആശയത്തിന് 2011-ലെ ജുഡീഷ്യല്‍ സര്‍വീസ് നിയമത്തിലൂടെ നിയമനിര്‍മാണതലത്തിലെ പിന്തുണയും ലഭിച്ചു. മുടുംഗയുടെ ഈ പരീക്ഷണത്തിനു വലിയ ഫലപ്രാപ്തിയാണുണ്ടായത്. 2009-ല്‍ 27 ശതമാനം മാത്രം നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നു പറഞ്ഞ ഒരു രാജ്യത്ത് 2013-ല്‍ അത്തരക്കാരുടെ ശതമാനം 61 ആയി മാറിയെന്ന് ഒരു സര്‍വേഫലം വ്യക്തമാക്കുകയുണ്ടായി മയാ ഗയ്നര്‍, പ്രിന്‍സ്റ്റോണ്‍ യൂണിവേഴ്സിറ്റി, 2015). (ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്) പെൻഷൻ നിർണയിക്കേണ്ടത് വിരമിക്കൽ സമയത്തെ ചട്ടപ്രകാരം -സുപ്രീംകോടതി 24 മണിക്കൂര്‍; പരിഹാരമായില്ലെങ്കില്‍ ഇടപെടും ഡല്‍ഹി മലിനീകരണ വിഷയത്തില്‍ സുപ്രീം കോടതി അശ്ലീല വീഡിയോ കേസിന്റെ വാദത്തിനിടെ സ്‌ക്രീനില്‍ അര്‍ധനഗ്നനായി ഒരാള്‍; നടപടിക്ക് നിര്‍ദേശം കോവിഡ് മരണം: കേരളം ഇതുവരെ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 'ദരിദ്രവനിതകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കുടുംബശ്രീ ഇന്ന് മഹാപ്രസ്ഥാനം' 'എല്ലാവീട്ടിലും എല്ലാം എന്തിന് പാചകം ചെയ്യണം ഡോ.തോമസ് ഐസക് എഴുതുന്നു 'ഇന്ധനവില കുറച്ച് പി.ഡബ്ല്യു.ഡി. റോഡുകള്‍ ഗതാഗതയോഗ്യമാക്കിത്തീര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്' നാടിന്റെ നന്മയെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കെടുത്തിക്കളയുന്നത് ഭൂഷണമല്ല- കോടിയേരി ബാലകൃഷ്ണന്‍ നിയമങ്ങളല്ല, കര്‍ഷകരോടുള്ള സമീപമാണ് സര്‍ക്കാര്‍ ആദ്യം തിരുത്തേണ്ടത് കെ.സി. വേണുഗോപാല്‍ എഴുതുന്നു ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. Petrol Diesel Price| തുടർച്ചയായ പത്താം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; എണ്ണവില 20 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായത്. അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക് പ്രതികരിച്ചിട്ടില്ല. വില വൻതോതിൽ കുറഞ്ഞുനിന്നപ്പോൾ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്ന് സൗദി അറേബ്യ പ്രതികരിച്ചു. ഇന്ധന, പാചകവാതക വില വർദ്ധനയെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ രണ്ടാം ഘട്ട ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു. രാവിലെ രാജ്യസഭ നാലു തവണ നിറുത്തിവച്ച ശേഷം സഭ പിരിയുകയായിരുന്നു. വൈകിട്ട് സമ്മേളിച്ച ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു. രാവിലെ 9 ന് സമ്മേളിച്ച രാജ്യസഭയിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ഇന്ധന, പാചകവില വർധന ജനജീവിതം ദുരിതമാക്കിയ സാഹചര്യത്തിൽ സഭ നിറുത്തിവച്ച് ചർച്ച ചെയ്യാൻ അടിയന്തര പ്രമേയം നൽകിയിരുന്നു. സഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു ആവശ്യം നിരാകരിച്ചതോടെ അംഗങ്ങൾ ബഹളം തുടങ്ങുകയും നടപടികൾ തടസപ്പെടുകയുമായിരുന്നു. Palakkad ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ വിവാഹമോചനക്കേസിൽ നോട്ടീസ് നൽകാനെത്തിയ വനിതാ ഗുമസ്തയെ ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത് ഒറ്റപ്പാലത്ത് മുസ്ലീംലീഗ് കൊടിമരത്തിൽ റീത്ത്; സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം IND vs NZ ആശാന്റെ വക ചില പൊടിക്കൈകൾ പരിശീലനത്തിനിടെ പൂജാരയ്ക്ക് ബാറ്റിംഗ് തന്ത്രങ്ങൾ ഉപദേശിച്ച് ദ്രാവിഡ്; രണ്ടാം ടെസ്റ്റിനുള്ള ഒരുക്കം തകൃതിയിൽ Break up Anniversary തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയുടെ കഥ; യുട്യൂബില്‍ ശ്രദ്ധ നേടി ഷോര്‍ട്ട് ഫിലിം കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ ‘അടച്ചുറപ്പുള്ള വീട്’ എന്ന സ്വപ്നം സാക്ഷാത്കരിച്ചു എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഇന്ന് നടന്നു. ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്‌മോഹൻ ഉണ്ണിത്താൻ, വിഡി സതീശൻ എന്നിവർ പങ്കെടുത്തു. ഹൈബി ഈഡന്റെ ഭാര്യയും മകളും ചടങ്ങിനെത്തിയിരുന്നു. കൃപേഷിന്റെ ഓര്‍മയിൽ വൈകാരികമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്. അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്നം. അതാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന കൃപേഷിന്റെ അച്ഛൻ കൃഷ്ണന്‍ പറയുന്നു. പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിർമിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്. മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം ഓർമയും ഓർമിക്കലും ഓർമിപ്പിക്കലുമാണ് കവിത. നാമറിയാതെ തന്നെ അതൊരു വിസ്മിതമായി നമ്മിൽ പടർത്തുകയാണ് സ്മിത ടീച്ചർ. പുണ്യം നിറഞ്ഞ ആ ഹൃദയ ഗംഗോത്രിയ Leelamony V K ശ്രീമദ് ഭഗവദ്ഗീതാശ്രീലകം പുസ്തകപരിചയം ലീലാമണി വി. കെ ശ്രീമദ് ഭഗവദ്ഗീതാശ്രീലകം താമരശ്ശേരിയിൽ സുകുമാരൻനായരുടെയും Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബോട്ടാബാദില്‍ വെച്ചു കൊല്ലപ്പെട്ടു കൂടെ താലിബാന്‍ പോരാളികളൊന്നുമില്ലാതെ പുത്രകളത്രാദികളുമായി സ്വസ്ഥമായി കഴിയുന്നിടത്തു നിന്നാണ് ലാദനെന്ന കൊടും ഭീകരനെ വധിച്ചത്.ഇതോടെ സകല തീവ്രവാദങ്ങളില്‍ നിന്നും ലോകം മോചിപ്പിക്കപ്പെട്ടു .അമേരിക്ക സെപ്തംബര്‍ 11 ലെ കൊടും ക്രൂരതക്കു പകരം വീട്ടി, ലോകം മുഴുവന്‍ ആശ്വാസ നിശ്വാസങ്ങളുതിര്‍ത്തു . ഏകദേശ കണക്കു വെച്ചു ഒസാമാ ബിന്‍ ലാദന്‍ അഞ്ചാമത്തെ തവണയാണ് മരിക്കുന്നത്. വ്യക്തികള്‍ക്കു മാത്രമെ ഒരിക്കല്‍ മരിക്കാന്‍ കഴിയൂ .ഒസാമ എന്നതു ഒരു പ്രതീകമായതു കൊണ്ടു ഒന്നിലേറെ തവണ മരിക്കുന്നതില്‍ അതിശയോക്തിയൊന്നുമില്ല . 2001 ല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ അഫ്ഘാന്‍ മലനിരകളില്‍ വെച്ചു ലാദന്‍ ഒരിക്കല്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു .അടുത്ത ഊഴം പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റേതായിരുന്നു 2002 ല്‍ വൃക്കരോഗം കലശലായി ഒസാമാ ബിന്‍ ലാദന്‍ അന്തരിച്ചുവെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. വര്‍ഷങ്ങളായി ഗുരുതരമായ വൃക്കരോഗം ഒസാമയെ ബാധിച്ചിരുന്നുവെന്നും 1999 ലോ മറ്റോ ല്‍ ഫ്രാന്‍സില്‍ ഇതിന് ചികിത്സ നടത്തിയതായും ഈ വാദത്തെ അംഗീകരിക്കുന്നവര്‍ പറയുന്നു .പിന്നീട് 2003 ലോ മറ്റോ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നൊരു അഭ്യൂഹം ശക്തമായി തന്നെ ഉയര്‍ന്നു വന്നു .2007 ല്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ബേനസീര്‍ ഭുട്ടോ ബി ബി സി ക്കു കൊടുത്ത ‍ ഇന്റര്‍ വ്യൂവില്‍ ഒസാമാ ബിന്‍ ലാദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കൊല്ലപ്പെട്ടുവെന്ന് പ്രസ്ഥാവിക്കുകയുണ്ടായി.ഇങ്ങനെ മരണങ്ങള്‍ പലതു കഴിഞ്ഞിരുന്നെങ്കിലും ഈ വാര്‍ത്തകളിലൊന്നും തന്നെ അമേരിക്ക പ്രതികരിച്ചിരുന്നില്ല . ഒസാമാ ബിന്‍ ലാദന്‍ എന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച രാജ്യമാണ് അമേരിക്ക .ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കേണ്ടതു അമേരിക്കയുടെ മാത്രം ആവശ്യമായിരുന്നു കാരണം അഫ്ഘാനിസ്ഥാനിലെ അധിനിവേശത്തിന് മറ്റൊരു കാരണവും ലോകത്തോടു ബോധിപ്പിക്കാനുണ്ടായിരുന്നില്ല ഇറാക്ക് അധിനിവേശത്തിന് നുണയാണെങ്കില്‍ കൂടി സ്വേച്ഛാധിപതിയായ സദ്ദാം ഹുസ്സൈന്‍ ആണവായുധങ്ങള്‍ കൈവെച്ചിരിക്കുന്നത് ലോകത്തിനു മുഴുവന്‍ ഭീഷണിയാണ് അതു കൊണ്ടു ലോകത്തെ രക്ഷിക്കണമെന്നൊരു ന്യായമുണ്ടായിരുന്നു. അതു പോലെ അഫ്ഘാനിസ്ഥാനില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ബിന്‍ ലാദന്‍ ജീവിച്ചിരിക്കണമായിരുന്നു അഫ്ഘാനിസ്ഥാനില്‍ അമേരിക്കക്കെന്ത് താല്പര്യം ? അഫ്ഘാനിസ്ഥാനില്‍ അമേരിക്ക പ്രകടമായ തരത്തില്‍ ഇടപെടാന്‍ തുടങ്ങിയത് 1979 ല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ അഫ്ഘാനിസ്ഥാനിലെ ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഗവണ്മെന്റ്റ് വന്നപ്പോഴാണ് .ലോകത്താകമാനമുള്ള മുജാഹിദുകള്‍ ഏകോപനത്തോടെ ദൈവവിരൊധികളായ റഷ്യക്കാരുടെ ഈ കടന്നു കയറ്റത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു .കത്തി നിന്നിരുന്ന ഈ എതിര്‍പ്പിനെ ഒരു യുദ്ധമാക്കാനും ശക്തമാക്കാനും സമ്പത്ത് കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും സഹായിച്ചത് അമേരിക്കയായിരുന്നു ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കു റഷ്യയെ തകര്‍ക്കണമായിരുന്നു .ഈ ഘട്ടത്തിലാണ്‍ സൌദി പൌരനായ ഒസാമാ ബിന്‍ ലാദനെ മുജാഹിദുകളുടെ യുദ്ധത്തില്‍ മുന്നില്‍ നിര്‍ത്തി അമേരിക്ക വളര്‍ത്തി വലുതാക്കിയത് .ഈ അവസരം ഒസാമാ ബിന്‍ ലാദന്‍ നന്നായി ഉപയോഗിക്കുകയും തന്റേതായ സ്വാധീന വലയത്തില്‍ ഒരു വലിയ പറ്റം അണികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു .1989 ഓടെ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനില്‍ നിന്നു പിന്‍ വാങ്ങി .ഇക്കാലമത്രയും അമേരിക്ക പരോക്ഷമായി മുജാഹിദുകളുടെ നേതൃത്വത്തില്‍ ഒരു ഇസ്ലാമിക മൂമെന്റിന് കളമൊരുക്കുകയായിരുന്നു അതിന്റെ നേതാവായി ഒസാമാ ബിന്‍ ലാദനെയും . പക്ഷെ റഷ്യയുടെ പിന്മാറ്റത്തോടെ ഇസ്ലാമിക വിശുദ്ധ യുദ്ധത്തിനായി ഒരുക്കപ്പെട്ട ഒരു വലിയ പറ്റം അണികള്‍ ഒസാമാ ബിന്‍ ലാദന്റെ നിയന്ത്രണത്തിലായി തീര്‍ന്നിരുന്നു പിന്നീട് ബിന്‍ ലാദന്റെ നീക്കങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ തിരിഞ്ഞതോടെ അമേരിക്ക ഇസ്ലാമികമുന്നേറ്റമെന്ന ഭീഷണി മനസ്സിലാക്കി 1994 ല്‍ ഇറങ്ങിയ ആര്‍ണോള്‍ഡ് ഷോസ്നറിന്റെ True lies ലൂടെയാണ് ഇസ്ലാം മതം അമേരിക്കയുടെ ശത്രുക്കളായി അമേരിക്കന്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിക്കുന്നതും ഇസ്ലാമിക ഭീകരര്‍ എന്ന സംഞ്ജ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും.ആ ചിന്താഗതിക്കു പിന്നീടു അനുക്രമമായ വികാസം സംഭവിക്കുവാന്‍ തക്കതായ കാരണങ്ങള്‍ പാന്‍ ഇസ്ലാമിക മുന്നേറ്റം കൊണ്ടുണ്ടാവുകയും ഇസ്ലാമിക മത മൌലിക വാദത്തിന്റെ അന്താരാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. റഷ്യയുമായുള്ള ശീതയുദ്ധം മാത്രമല്ലായിരുന്നു അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ഇടപെടാന്‍ കാരണം വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടായിരുന്നു .തന്ത്ര പ്രധാനമാ‍യ മധ്യേഷ്യയില്‍ ഒരു നിയന്ത്രണം അമേരിക്ക ആഗ്രഹിച്ചിരുന്നു . അഫ്ഘാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന മധ്യേഷ്യയുടെ ഭൂമിശാസ്ത്രവുമായി അല്ലെങ്കില്‍ അതിന്റെ ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ടതാണ് ആ താല്പര്യം. ഇനിയും ഖനനം ചെയ്തെടുക്കാന്‍ മാത്രം വന്‍ പ്രകൃതി വാതക ശേഖരമുള്ള ഭൂപ്രദേശമാണ് കിര്‍ഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും അടങ്ങുന്ന മധ്യേഷ്യ. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ മധ്യേഷ്യയിലേക്കു ഏറ്റവും പ്രായൊഗികമായ വഴി അഫ്ഘാനിസ്ഥാന്‍ ആയത് കൊണ്ടു തന്നെ അഫ്ഘാനിസ്ഥാനില്‍ ഒരു അധിനിവേശം അമേരിക്കക്കു അനിവാര്യമായിരുന്നു .ഈ സാഹചര്യത്തിലാണ് പൈപ് ലൈന്‍ രാഷ്ട്രീയം അഫ്ഘാന്‍ അധിനിവേശവുമായി ബന്ധപ്പെടുന്നത് . International Politics എന്ന ബൃഹദ് വിഷയത്തിന്റെ ഒരു അരികു പിടിച്ചു കൊണ്ടു അന്താരാഷ്ട്ര കാര്യങ്ങളില്‍ ഒരു നിഗമനത്തിലെത്തുക എന്നതു തികച്ചും അസാധ്യമായ കാര്യമാണ് .പൂര്‍ണ്ണമായും ശരിയായ വസ്തുതകള്‍ വെച്ചു കൊണ്ടു മാത്രമല്ല ഒരു സിദ്ധാന്തം രൂപീകരിക്കുന്നത് പലപ്പോഴും Hypothesis നെയും സാഹചര്യങ്ങളെയും ആശ്രയിക്കേണ്ടി വരും . ഏതൊരു സാമ്പത്തിക വിശകലനത്തിലും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധനങ്ങളാണ് എന്ന് വ്യക്തമാണ് .ഇപ്പോഴത്തെ ഉപഭോഗക്രമം തുടരുകയാണെങ്കില്‍ 2020 ഓടെ രൂക്ഷമായ ഇന്ധന ക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കു കൃത്യമായ ഒരു സ്രോതസ്സ് കണ്ടെത്തേണ്ടതു അത്യാവശ്യമാണ് .മധ്യേഷ്യയിലെ ഇന്ധന നിക്ഷേപം OPEC [Organization of the Petroleum Exporting Countries നിയന്ത്രണമില്ലാത്തതും അതിന്റെ വ്യാപ്തി വളരെ വലുതുമാണ് .ഇപ്പോള്‍ ഇന്ധന വില നിയന്ത്രിക്കുന്നത് ഒപെക് രാഷ്ട്രങ്ങളായതു കൊണ്ടു തന്നെ കരുതല്‍ നിക്ഷേപത്തിനും ഇന്ധന വില നിര്‍ണ്ണയത്തിനും അമേരിക്കക്കു പരിമിതികളുണ്ട് .തുര്‍ക്ക്മെനിസ്ഥാനും കിര്‍ഗിസ്താനും അടങ്ങുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെ എണ്ണയുടെ വിലനിലവാരം അന്താരാഷ്ട്ര വിലനിലവാരത്തിനെക്കാളും താഴ്ന്നതാണ് .എന്നിട്ടും ഈ എണ്ണസ്രോതസ്സിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത് ഇതിനു കാരണം എണ്ണ വിപണനം വിതരണം ചെയ്യാന്‍ മതിയായ ഗതാഗത സൌകര്യങ്ങള്‍ ഇല്ലാത്തതാണ് . ഇപ്പോഴുള്ള രണ്ടു സാധ്യതകളിലൊന്നു ചെച്നിയ വഴി റഷ്യന്‍ തുറമുഖമായ നോവൊറൊസിസ്കിലേക്കുള്ളതാണ്. റഷ്യക്കു പൂര്‍ണ്ണ നിയന്ത്രണമുള്ള ഇതു അമേരിക്കയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. മറ്റൊന്ന് നേരിട്ട് ജോര്‍ജിയന്‍ തുറമുഖമായ സുപ്സ വഴി തുര്‍ക്കിയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കുമാണ് .ഇത് വളരെ ചിലവ് കൂടിയ പാതയാണ് കൂടാതെ തുര്‍ക്കിയിലൂടെയുള്ള ടാങ്കര്‍ കപ്പല്‍ ഗതാഗതത്തിനെതിരെ തുര്‍ക്കി ആശങ്ക അറിയിച്ചിട്ടുമുണ്ട് ഈ ഘട്ടത്തില്‍ അമേരിക്കയെ സംബന്ധിച്ച് താരതമ്യേന ചിലവു കുറഞ്ഞതുമായ ഒരു വഴിയാണ് തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നും അഫ്ഘാന്‍ വഴി പാക്കിസ്ഥാനിലേക്കും അവിടെ നിന്നും ഇന്‍ഡ്യയിലേക്കും ഉള്ള ഒരു പൈപ്പ് ലൈന്‍ പദ്ധതി .The Trans-Afghanistan Pipeline TAPI [1,680 kilometre എന്നറിയപ്പെടുന്ന ഈ പദ്ധതിയിലെ പങ്കാളികള്‍ തുര്‍ക്ക്മെനിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ പാക്കിസ്ഥാന്‍ ഇന്‍ഡ്യ എന്നീ രാജ്യങ്ങളാണ് ഇതിന്റെ ചുരുക്കെഴുത്താണ് TAPI .1996 ല്‍ ആരംഭിച്ച ഈ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത് UNOCAL എന്ന അമേരിക്കന്‍ കമ്പനിയാണ് ,ഫലത്തില്‍ അമേരിക്ക തന്നെ ഈ ഒരു ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്റ്റിനായി അമേരിക്ക തയ്യാറെടുക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും അമേരിക്കക്കു നിയന്ത്രണമില്ലാത്ത താലിബാന്‍ ഭരണമുള്ള അഫ്ഘാനിസ്ഥാനാണ് ഈ പദ്ധതിക്കു വിഘാതമായി നിന്നിരുന്നത് പാക്കിസ്ഥാനും ഇന്‍ഡ്യയും ഭരിക്കുന്നത് അമേരിക്കയായതു കൊണ്ടു അഫ്ഘാനിസ്ഥാന്റെ നിയന്ത്രണം കൈവരുക വഴി ഭാവിയിലെ ഇന്ധന നിക്ഷേപത്തിന്റെ പൂര്‍ണ്ണ അധികാരം അമേരിക്കക്കു കൈവരും .1997 ല്‍ UNOCOL ന്റെ നിയന്ത്രണത്തിലുള്ള Central Asia gas Pipeline Ltd എന്ന കണ്‍സോര്‍ഷ്യം ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഈ പദ്ധതി 1998 ജൂണില്‍ ല്‍ Bridas corporation എന്ന അര്‍ജന്റീനിയന്‍ കമ്പനിക്കു നല്‍കുകയുണ്ടായി 1998 അവസാന പാദത്തോടെ അമേരിക്കന്‍ കമ്പനിയായ UNOCOL പദ്ധതിയില്‍ നിന്നു പിന്മാറി .Bridas corporation പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും ഇതില്‍ പങ്കാളികളായ ഇന്‍ഡ്യ പാക്കിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭരണകൂട അസ്ഥിരത പദ്ധതിയുടെ നിര്‍മ്മാണത്തെ കാര്യമായി തന്നെ തടസ്സപ്പെടുത്തീക്കൊണ്ടു പദ്ധതി നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു . അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ലോകജനതയെ ഞെട്ടിച്ചു കൊണ്ടു സെപ്റ്റംബര്‍ 11 ഭീകരാക്രമണമുണ്ടാകുന്നത് .അല്‍ ക്വൈദ എന്ന ഭീകര സംഘടന നടത്തിയ ഈ ആക്രമണം ലോകത്തെ ഞെട്ടിച്ചു .ആക്രമണത്തിന് ശേഷം വളരെ പെട്ടെന്നു തന്നെ അല്‍ക്വൈദയുടെ നേതൃത്വം വഹിക്കുന്ന ഒസാമാ ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനിലെ തോറാ ബോറാ മലനിരകളില്‍ ഒളിച്ച് താമസിക്കുകയാണെന്ന് ബോധ്യം വന്ന അമേരിക്ക സെപ്റ്റംബര്‍ 11 ന്റെ നടുക്കം മാറുന്നതിന് മുമ്പു അതായതു 2001 ഒക്ടോബര്‍ മാസത്തില്‍ തന്നെ അഫ്ഘാനിസ്ഥാനിലേക്കു സൈനിക വിന്യാസം നടത്തി. Cospiracy theorist കള്‍ പറയുന്ന പോലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം അമേരിക്ക തന്നെ സൃഷ്ടിച്ച ഒരു നാടകമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല അതു ചെയ്തതു അല്‍ ക്വൈദ എന്ന തീവ്രവാദ സംഘടന തന്നെയാകണം പക്ഷെ അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ ഭീകരാക്രമണത്തെതുടര്‍ന്നുള്ള ലോകപിന്തുണ അഫ്ഘാനിസ്ഥാനില്‍ അധിനിവേശം നടത്താനുള്ള മികച്ച അവസരമായിരുന്നു . 2001 ഒക്ടോബര്‍ മാസത്തില്‍ തുടങ്ങിയ അധിനിവേശം കഷ്ടിച്ചു ഒരു മാസം തികഞ്ഞപ്പോഴെക്കും താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള പാവ ഭരണം വന്നു കഴിഞ്ഞിരുന്നു .അമേരിക്കന്‍ നിയന്ത്രണത്തിലായതോടെ പൈപ് ലൈന്‍ പദ്ധതിയില്‍ നിന്നും Bridas corporation പിന്‍ വാങ്ങി.2002 ല്‍ Trans-Afghanistan Pipeline പദ്ധതി തുര്‍ക്ക്മെനിസ്ഥാനും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും ചേര്‍ന്ന് ഉടമ്പടി കരാര്‍ നവീകരിക്കുകയും അമേരിക്കന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ പദ്ധതി ഏകോപനം നടത്തുകയും ചെയ്തു .പക്ഷെ കാര്യങ്ങള്‍ അമേരിക്ക കരുതിയ പോലെ എളുപ്പം പുരൊഗമിക്കാന്‍ താലിബാന്‍കാര്‍ സമ്മതിച്ചില്ല .ഭരണം കൈവിട്ടു പോയെങ്കിലും അഫ്ഘാന്റെ ദക്ഷിണ പ്രവിശ്യയില്‍ താലിബാന്റെ അനൌദ്യോഗിക ഭരണമായിരുന്നു അതു കൊണ്ടു തന്നെ പദ്ധതി തുടങ്ങി വെക്കേണ്ട തുര്‍ക്ക് മെനിസ്ഥാനെ സംബന്ധിച്ചിടത്തോളം ദക്ഷിണമേഘലയിലെ ഈ താലിബാന്‍ നിയന്ത്രണം ഏറെ അപകടകരമായിരുന്നു .പക്ഷെ അതു കണ്ടറിഞ്ഞ അമേരിക്കന്‍ ഭരണകൂടം തോറാ ബോറയില്‍ ഇല്ലാത്ത ഒസാമാ ‍ബിന്‍ലാദനെ പിടിക്കാന്‍ സൈനിക വിന്യാസം വീണ്ടും ശക്തമാക്കി. ലക്ഷക്കണക്കിന് സൈനികര്‍ അണീ നിരന്നിട്ടും ലഭ്യമായ സാങ്കേതിക വിദ്യകള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒസാമ ബിന്‍ ലാദനെന്ന കൊടും ഭീകരനെ കിട്ടുന്നില്ല .പക്ഷെ ദക്ഷിണ പ്രവിശ്യയെ താലിബാന്‍ നിയന്ത്രണത്തില്‍ നിന്നും അമേരിക്ക മോചിപ്പിച്ചു .അഫ്ഘാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ കൊടും ഭീകരരായ താലിബാനികളെ ‍ ഉന്മൂലനം ചെയ്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനെ ലോകം അമേരിക്കയെ അഭിനന്ദിച്ചു കൊണ്ടിരുന്നു 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം തന്നെ ബിന്‍ ലാദന്‍ അഫ്ഘാന്‍ മലനിരകളിലുണ്ടെന്ന് കണ്ടെത്തിയ അമേരിക്കന്‍ ഇന്റലിജന്‍സിന് വര്‍ഷം പലതു കഴിഞ്ഞിട്ടും ഒസാമ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ലാതെയായി. എന്തായാലും ഇതിനിടക്ക് 2008 ല്‍ തുര്‍ക്ക് മെനിസ്ഥാന്‍ അഫ്ഘാനിസ്ഥാന്‍ പാക്കിസ്ഥാന്‍ ഇന്‍ഡ്യാ സംയുക്ത കരാറില്‍ ഒപ്പു വെച്ചു . 2010 ഡിസംബര്‍ മൂന്നാം തിയ്യതി അഫ്ഘാനിസ്ഥാനിലേക്ക് ലോകം അല്‍ഭുതത്തോടെ നോക്കി .പരിവാരങ്ങളും അനേക നാളത്തെ തയ്യാറെടുപ്പുകളുമായി മാത്രം വിദേശ സന്ദര്‍ശനത്തിന് തയ്യാറാവുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഒബാമാ വളരെ രഹസ്യമായി പ്രത്യേകിച്ചു രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെയില്ലാതെ അഫ്ഘാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നു .തന്റെ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു - “നമുക്കഭിമാനിക്കാം താലിബാന്റെ കൈവശം ഇപ്പോള്‍ വളരെ കുറച്ച് പ്രദേശങ്ങളെ ഉള്ളൂ .നിങ്ങളുടെയെല്ലാം പരിശ്രമ ഫലമായി പുതിയൊരു അഫ്ഘാനെ അടുത്ത വര്‍ഷം കാണാന്‍ കഴിയും .” വളരെ രഹസ്യമായ ഈ സന്ദര്‍ശനവും സൈനിക അഭിസംബോധനയും രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കൃത്യമായ വിശദീകരണം കിട്ടിയിരുന്നില്ല . പ്രസിഡണ്ട് ഒബാമയുടെ സന്ദര്‍ശനത്തിന് കൃത്യം ആറ് ദിവസത്തിന് ശേഷം ഡിസംബര്‍ 9 ന് ഊര്‍ജ്ജോല്പാദന സംബന്ധിയായ വാര്‍ത്തകള്‍ മാത്രം വരുന്ന ഗ്ലൊബല്‍ എനര്‍ജി മാഗസിനില്‍ ഒരു പ്രധാന വാര്‍ത്ത വന്നിരുന്നു The Trans-Afghanistan Pipeline TAPI എന്ന പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു .അപ്രതീക്ഷിതമായ തടസ്സങ്ങളില്ലെങ്കില്‍ പദ്ധതി ലക്ഷ്യം വെച്ചത് പോലെ തന്നെ 2014 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും റഷ്യന്‍ ചാനലിലൂടെയല്ലാതെ സുഗമമായ ഇന്ധന നീക്കം ഇതു മൂലം സാധ്യമാകും എന്നും വാര്‍ത്തയില്‍ പറയുന്നു.2008 നവംബര്‍ 26 ലെ ഇന്‍ഡ്യയിലെ ഭീകരാക്രമണത്തോടെ കൊടും ശത്രുതയിലാണെന്നു നമ്മളൊക്കെ വിശ്വസിക്കുന്ന ഇന്‍ഡ്യയും പാക്കിസ്ഥാനും ആ സംഭവത്തിനു ശേഷം സംയുക്തമായി ഒപ്പു വെച്ച ഏക കരാറാണിത് . അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്‍ഡ്യയിലും അമേരിക്ക ചെല്ലും ചെലവും കൊടുത്തു നിയന്ത്രിക്കുന്ന അമേരിക്കയുടെ വിനീതവിധേയരാണ് ഭരിക്കുന്നതെന്നതിനാല്‍ 2014 ല്‍ തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നുള്ള ഈ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കുന്നതോടെ മധ്യേഷ്യയിലെ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാനുള്ള ഇന്ധന നിക്ഷേപത്തിന്മേല്‍ അമേരിക്കക്കു പൂര്‍ണ്ണ നിയന്ത്രണം കൈവരുന്നു. ഈയൊരു അനുമാനം വെച്ചു കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്ന 2014-ല്‍ ഒസാമയെ കീഴടക്കി കൊന്നാല്‍‍ മതിയായിരുന്നു .പക്ഷെ അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിന് വേണ്ടി അമേരിക്കയുടെ പ്രതിരോധ ബഡ്ജറ്റില്‍ ഗണ്യമായ ഒരു ഭാഗം നീക്കി വെക്കേണ്ടി വന്നിട്ടുണ്ട് .അമേരിക്കന്‍ പ്രതിരോധ ബഡജറ്റ് ഭീമമായ ഒരു തുകയാണ് അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിനായി ചിലവഴിച്ചിരിക്കുന്നത് അത് കൂടാതെ സൈനികരുടെ കുടുംബങ്ങളില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും .ഇപ്പോഴത്തെ ഹമീദ് കര്‍സായിയുടെ അഫ്ഘാന്‍ ഗവണ്മെന്റ് അമേരിക്ക പറയുന്നതിനപ്പുറം ഒരു വാക്കു പറയില്ല താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെല്ലാം ഒരു പരിധി വരെ കയ്യടക്കി കഴിഞ്ഞു 1995 ല്‍ തുടങ്ങിയ The Trans-Afghanistan Pipeline TAPI പദ്ധതി പൂര്‍ത്തീയാകാന്‍ പോകുന്നു .അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പു അടുത്തു വരുന്നു ഇതാണ് പറ്റിയ സമയം ഇനി ലാദനെ അങ്ങ് കൊന്നു കളഞ്ഞേക്കാം അങ്ങനെ പണ്ടെങ്ങോ ചത്തു മണ്ണടിഞ്ഞ ലാദനെ ഒന്നു കൂടി കൊന്നു കളഞ്ഞു കൊണ്ട് അമേരിക്ക സെപ്റ്റംബര്‍ 11 ന് പകരം വീട്ടി മനുഷ്യരെപ്പോലെ തന്നെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്.കഥകളിലെ ഭീമാകാരന്മാരായ ജീവികളുമായി സാങ്കല്‍പ്പിക യുദ്ധം നടത്തുന്ന കൊച്ചുകുട്ടികളെയാണ് ചിലപ്പോള്‍ അമേരിക്കക്കാര്‍ ഓര്‍മ്മിപ്പിക്കുക . ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള‍ അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ . അഫ്ഘാനിസ്ഥാനില്‍ 10 വര്‍ഷം പോരാടി ഭീകരവാദം തുടച്ചു നീക്കി ലോകത്തെ ഒരു പരിധി വരെ രക്ഷിച്ചു കഴിഞ്ഞു .ഇനി അടുത്ത ഊഴം ഇറാന്‍ ആണ് .അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട് ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന അഹ്മദി നെജാദെന്ന കൊടും ക്രൂരനില്‍ നിന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകത്തെ രക്ഷിക്കാനൊരു അമേരിക്കന്‍ അധിനിവേശം നമുക്കു പ്രതീക്ഷിക്കാം. കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തു മൂന്നാം സ്ഥാനവും ഇറാനുണ്ട് ഒസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടു കാണാന്‍ പറ്റുന്ന രണ്ടു ഹിന്ദി ചിത്രങ്ങളുണ്ട് : 2008 ല്‍ ഇറങ്ങിയ മിഷന്‍ ഇസ്താംബൂള്‍ എന്ന ആക്ഷന്‍ മസാലയും 2010 ല്‍ ഇറങ്ങിയ തേരെ ബിന്‍ ലാദന്‍ എന്ന കോമഡി പടവും എങ്ങനെ എളുപ്പത്തില്‍ ബിന്‍ ലാദന്റെ ഡ്യൂപ്പിനെ സൃഷ്ടിക്കാമെന്ന് ഈ രണ്ടു ചിത്രങ്ങളും നമുക്കു പറഞ്ഞു തരും അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇന്ധന ക്ഷാമവും അതിന്റെ സാമ്പത്തിക വശങ്ങളും ഏറ്റവും പ്രാധാന്യമുള്ള സംഗതികളാണ് .ഒസാമാ ബിന്‍ ലാദന്റെ ഇപ്പോഴുള്ള ‘കൊല്ലപ്പെടലും ‘ അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചു കൊണ്ട് The Trans-Afghanistan Pipeline TAPI പദ്ധതി എങ്ങനെ ഈ സംഭവത്തെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് . തീര്‍ച്ചയായും ഇതൊരു ഹയ്പ്പോതീസിസ് മാത്രമാണ് .പക്ഷെ ബ്ലോഗില്‍ വിവരിച്ചിരിക്കുന്ന സംഭവ വികാസങ്ങളുടെ അനുക്രമം ആ ഹ്യപ്പോതീസിസിനെ ഒരു തിയറി ആക്കാന്‍ തക്ക ശക്തവുമാണ് ഒസാമ ബിന്‍ ലാദന്‍ ഇസ്ലാമിക ഭീകരവാദിയല്ല എന്നോ സ്പ്റ്റംബര്‍ 11 ലെ ആക്രമണം അല്‍ ക്വൈദ നടത്തിയതല്ല എന്ന ഒരു വാദവും ഉന്നയിച്ചിട്ടില്ല . പക്ഷെ സെപ്റ്റംബര്‍ 11 ലെ സാഹചര്യത്തെ അമേരിക്ക ഫലപ്രദമായി ഉപയോഗപ്പെടുത്തി . ഒരു മാതിരി ബുഷിന്‍റെ സ്വഭാവം തന്നെ. സെപ്തംബർ 11 ഭീകരാകരമണം അമേരിക്കയെ സംബന്റിച്ചേറ്റത്തോളം നല്ലൊരു അവസരമാണു വീണു കിട്ടിയത് കാലങ്ങൾ എടുത്താലും പതിനായിഅരങ്ങൾ മരിച്ചു വീണാലും അമേരിക്ക തങ്ങളുടെ ലെക്ഷ്യം പൂർത്തിയാക്കി ക്കഴിഞ്ഞു. അന്ന് യാദർശികമായി സെപ്റ്റംബെർ 11 ആ ക്രമം ഉണ്ടായിരുന്നില്ലെങ്കിൽ കൂടി അത്തരം ഒരു ആക്രമണം അമേരിക്ക സ്വയം സൃഷ്ട്ടിക്കുമായിരുന്നു. സെപ്റ്റംബർ 11 ആക്രമണം തന്നെ അമേരിക്ക സൃഷ്ട്ടിച്ചതല്ലെന്ന് വിശ്വസിക്കാമൊ? ഒരു ശത്രു കഴിയുമ്പോൾ മറ്റൊന്നിനെ സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വം. അതിന്റെ പുത്തൻ നാടകങ്ങൾ. അഭിപ്രായങ്ങൾ 100% പ്രസക്തമാണ്. നല്ല വിശകലനം ഇതുവായിക്കുന്നതോടെ മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് ഒന്നുക്കൂടി വ്യക്ത്തത കൈവരുന്നു. വിഷയത്തെ സംബന്ധിക്കുന്ന അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങളെ സ്വാ‍ഗതം ചെയ്യുന്നു .ആശംസകളും നല്ലവാക്കും പ്രതീക്ഷിക്കുന്നില്ല സ്വാഭാവികമായും സംഗീത്തിന്റെ കമ്മന്റ് ഒരാശംസ ആയിരുന്നിരിക്കണം അമേരിക്കന്‍ സൈന്യം വധിച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും ബിന്‍ ലാദന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല എന്ന് ഉറപ്പായിട്ടും ഒബാമയുടെ പ്രസ്താവനയോടെ വിശ്വസിക്കാം തീര്‍ച്ചയായും ഒബാമയ്ക്ക് ആശ്വസിക്കാം ഒരു പക്ഷെ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ അതും ഞമ്മളാ എന്ന് വാസ്തവത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന നിരീക്ഷണങ്ങള്‍. അമേരിക്കയ്ക്കല്ലാതെ ലോകത്തില്‍ വേറെ ആര്‍ക്കെങ്കിലും ബിന്‍ ലാദന്‍ കണ്ടെത്തെപ്പെടണം എന്നോ കൊല്ലപ്പെടണം എന്നോ ഒരു മാനസ്സികാവസ്ഥയുണ്ടെന്നു തോന്നുന്നില്ല. അതു ലാദന്‍ ശുദ്ധനും,വിപ്ലവകാരിയുമായതു കൊണ്ടൊന്നുമല്ല, നേരെ മറിച്ച്, ഒരൊരുത്തര്‍ക്കും അവരവരുടേതായ വളരെ ലളിതമായ ആഗ്രഹങ്ങളാണുള്ളത്.ഭാവിയെക്കുറിച്ച്, പത്തോ ഇരുപതോ വര്‍ഷം അപ്പുറത്തേക്കുള്ള ടാര്‍ജറ്റ്സ് ഇപ്പോഴേ സെറ്റ് ചെയ്യുന്നതിനും അതു ബൈ ഹൂക്ക് ഓര്‍ ക്രൂക്ക് ചെയ്തു തീര്‍ക്കുന്നതിനും അമേരിക്കയോളം ഓവര്‍ ടെം ചെയ്യുന്ന ഒരു അധികാരയന്ത്രം വേറെ ഇല്ലതന്നെ. അഫ്ഗാന്‍ അധിനിവേശകാലത്തു തന്നെ പറഞ്ഞു കേട്ട ഒരു വസ്തുത യാണ്, ആ പ്രദേശത്തോടു ചുറ്റപ്പെട്ട ഇനിയുമാരും കൈവച്ചിട്ടില്ലാത്ത, ഓയില്‍/ഗ്യാസ് നിക്ഷേപം. അതിന്റെ വേരുകള്‍ കാഷ്മീര്‍ വരെ വന്നു നില്‍ക്കുന്നു വെന്നതും കേട്ടിരുന്നു.പാവ ഗവണ്മെന്റുകള്‍ക്കുമേല്‍ അമേരിക്കയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന സ്വാധീനം, രാജ്യ താത്പര്യങ്ങളെക്കാള്‍ സ്വകാര്യതാല്പര്യങ്ങള്‍ക്ക് മുന്തൂക്കമുള്ള നമ്മുടെ രാജ്യങ്ങളില്‍ വലിയൊരു ബുദ്ധിമുട്ടോ ക്ലേശമൊകൂടാതെതന്നെ അമേരിക്കയുടെ തങ്ങളുടെ ലോംഗ് പെന്റിംഗ് ടാര്ജറ്റ്സ് പൂര്‍ത്തികരിപ്പെട്ടേക്കാം. ഇതേ കണ്‍സ്പ്റ്റ് തന്നെയാണ്, ഈജിപ്റ്റ്-സിറിയ ഭരണമാറ്റങ്ങളീല്‍ (ഇറാനെയും ചേര്‍ക്കാം) അമേരിയ്ക്കക്കുള്ള താത്പര്യം. സിറിയയിലൂടെ കടന്നുപോകാവുന്ന ഒരു വാതക/എണ്ണക്കുഴല്‍ പദ്ധതി അമേരിക്കയുടെ ഇറാഖ് താത്പര്യങ്ങളില്‍ മുന്‍ ഗണാക്രമത്തില്‍ പെട്ട ഒന്നാണെന്നത് പരസ്യമായ രഹസ്യം തന്നെ. ഒരു സംശയം, പ്രധാനമന്ത്രി ഒരു സര്‍ദാര്‍ ആയതു കൊണ്ടുകൂടിയാകുമോ, ഇന്ത്യാ,ഇറാന്‍-പാക്കിസ്ഥാന്‍ വാതക കുഴല്‍ പദ്ധതി നിലം തൊടാതെ പോയത്.ചൂണ്ടിക്കാണിച്ച പോലെ സമീപഭാവിയില്‍ അമേരിക്കന്‍ സ്വാധീനത്തിലായേക്കാവുന്ന ഇറാനുമായി നേരത്തെ തന്നെ ഒരു ക്രോസ്സ് കണ്ട്രി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സമയ നഷ്ടം കുറച്ചേനെ.യുദ്ധം മൂലമുള്ള നാശനഷ്ടങ്ങള്‍ പുത്തന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതയും തുറന്നേനേ. പോസ്റ്റില്‍ പരാമര്‍ശിച്ച പോലെ 9/11 ആക്രമണത്തിന് ഒരു മാസത്തിനുള്ളില്‍ തന്നെ അഫ്ഘാനിസ്ഥാനില്‍ സൈനിക അധിനിവേശം നടത്താനും അടുത്ത ഒരു മാസത്തിനുള്ളില്‍ ഹമീദ് കര്‍സായിയെ അധികാര സ്ഥാനത്തേക്കു കൊണ്ടു വരാനും സാധിച്ച അമേരിക്ക പിന്നീടുള്ള 10 വര്‍ഷങ്ങള്‍ ബിന്‍ ലാദനെ തിരയുന്നതിലോ കണ്ടെത്തുന്നതിലോ യാതൊരു താല്പര്യവും കാണിച്ചില്ല എന്നു മാത്രമല്ല തുര്‍ക്ക്മെനിസ്ഥാനുമായി ബന്ധപ്പ്പെടുന്ന ദക്ഷിണ അഫ്ഘാനിസ്ഥാനില് താലിബാന്‍ നിയന്ത്രണത്തില്‍ നീന്ന് അമേരിക്കന്‍ അധീനതയിലേക്കാനുള്ള സൈനിക വിന്യാസത്തിലായിരുന്നു അവര് ശ്രദ്ധ കേന്ദ്രീകരിച്ചത് . അഫ്ഘാനിസ്ഥാനിലെ‍ അമേരിക്കയുടെ സൈനിക വിന്യാസത്തിന് വകയിരുത്തുന്ന വന്‍ തുക അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട് അതു കൊണ്ട് തന്നെ എത്രയും പെട്ടെന്നു അവിടെ നിന്നു പിന്‍ വാങ്ങേണ്ടതു അവരുടെ ആവശ്യമായിരുന്നു .ടാപി പൈപ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ അമേരിക്കക്കു അഫ്ഘാനിസ്ഥാനില്‍ നിന്നു പിന്‍ മാറാന്‍ കഴിയുന്നു .അതിനായി അവര്‍ ഇത്ര നാളും കരുതി വെച്ചിരുന്ന കാരണമായ ഒസാമാ ബിന്‍ ലാദനെ ഒരു നാടകത്തിലൂടെ ലോകത്തിന് മുന്നില്‍ ഇല്ലാതാക്കേണ്ടതുണ്ട് .അതാണ് അമേരിക്ക ചെയ്തത് . ഒസാ‍മാ ബിന്‍ ലാദന്‍ 2001 ലോ 2002 ലോ മരിച്ചിട്ടുണ്ടാവാമെന്നതാണ് നിലവിലിരിക്കുന്ന വസ്തുതകളെ ആശ്രയുക്കുമ്പോള്‍ കിട്ടുന്ന ഉത്തരം . നല്ലൊരു വിശകലനം, നന്നായിരിക്കുന്നു വിഷ്ണൂ. പക്ഷെ ഒസാമയുടെ എത്രാമത്തയോ ഭാര്യ ഈ കൊലപാതകം നേരില്‍ കണ്ടു എന്നു പറയുന്നു. ഇത് അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ നടത്തുന്ന കള്ളക്കളിയാണോ. ഇതിന്റെ ഉള്ളില്‍ ഇങ്ങനെ ഒരു അജണ്ട ഉണ്ടായിരുന്നോ പ്രത്യക്ഷ (അ)സത്യങ്ങളുടെ പിന്നാമ്പുറങ്ങൾ ചികയുന്ന ലേഖനം നേരത്തെ മനസ്സിലുണർന്നിരുന്ന സന്ദേഹങ്ങൾക്ക് വ്യക്തത നൽകി. ഇപ്പോൾ കൊല്ലപ്പെട്ടത് ഒസാമ തന്നെയാണെന്നും വരാം. ഇതു വരെ ഒസാമ എന്ന ഉമ്മാക്കി നിലനിർത്തേണ്ടതും അവരുടെ ആവശ്യം തന്നെയായിരുന്നു. ഇപ്പോൾ ഹിഡൻ അജണ്ടയുടെ പൂർത്തീകർണത്തിനു ശേഷം കൊലപ്പെടുത്തുന്നതോടെ ഒബാമയുടെ അടുത്ത രാഷ്ട്രീയ വിജയം ഉറപ്പു വരുത്തുകയെന്ന മറ്റൊരു അജണ്ടയും നടപ്പാകുന്നു. ബിസിനസ്സ് ലാഭകരം. ലാഭത്തിലും ലോഭത്തിലും നവലോകക്രമത്തിന്റെ അച്ചുതണ്ട് സ്ഥാപിതമായിരിക്കുന്നു. ഓയല്‍ ഗ്യാസ് മുതലായ ഊര്‍ജ്ജസ്രോതസ്സുകള്‍ വററി വരണ്ടാലും നമുക്കുപേടിക്കാനോന്നുമില്ല മാഷെ. 24 മണിക്കൂറും ഭൂമിയുടെ മുകളില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന സൂര്യന്‍ നമുക്കുവെണ്ട ഊര്‍ജ്ജം തരുമെന്നേ. ആവശ്യമാണല്ലൊ സ്രുഷ്ടിയുടെ മാതാവ്. എണ്ണ വററ ട്ടെ. ശാസ്ത്ര്ജ്ഞന്‍ മാര്‍ സൂര്യനെ പിടികൂടിക്കൊള്ളും. സൌരോര്‍ജ്ജം നല്ല ഊര്‍ജ്ജസ്രോതസ്സ് തന്നെയാണ് പക്ഷെ അതു പ്രാവര്‍ത്തികമാക്കാനുള്ള പ്രായോഗിക് ബുദ്ധിമുട്ടുകള്‍ ആണ് അത്തരം പദ്ധതികള്‍ ഓയിലിന് ആള്‍ട്ടര്‍നേറ്റീവ് ആകുന്നതില്‍ നിന്നും വിലക്കുന്നത് . ഹൊ, ഈ അമേരിക്ക എന്ന ഒരു ദുഷ്ട രാഷ്ട്രം കാരണം ലോകത്ത് ബാക്കിയുള്ള നിഷ്കളങ്ക രാജ്യങ്ങളിലെ ജനങ്ങൾക്ക് ജീവിക്കാൻ വയ്യാത്ത ഒരു അവസ്ത! അമേരിക്ക അഫ്ഘാനിസ്ഥാനില്‍ കണ്ണ് വെച്ചിട്ട് കൊല്ലം 40 കഴിഞ്ഞു, ബിന്‍ ലാദന്‍ എന്നാ പാവയെ അല്ലെങ്ങില്‍ അല ഖുഐട അതിയായി അവര്‍ ഉണ്ടാക്കിയതല്ലേ 9/11 ഓണം വരാന്‍ ഒരു moolam എന്ന poleye ഉള്ളു പ്രധാനം അവര്‍ക്ക് എണ്ണ വേണം. അതിനായി അവര്‍ എന്തും ചെയ്യും. സെപ്റ്റംബര്‍ 11 ന്റെ "ഭീകരാക്രമണം" വഴി അമേരിക്കക്ക് ലഭിച്ച സാമ്പത്തിക-വ്യാപാര നേട്ടങ്ങളെ പറ്റി സാമൂഹ്യ നിരീക്ഷകനായ ജാക്വസ്-ബി-ജലിനാസ് ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. അതിങ്ങനെ സംക്ഷേപിക്കം. മധ്യ-പൌരസ്ത്യ ദേശത്ത് അമേരിക്കക്കും അതിന്റെ എണ്ണ കമ്പനികള്‍ക്കും സ്ഥാനമുരപ്പിക്കാനും വ്യാപാര നെട്ടങ്ങലുണ്ടാക്കാനും സാധിച്ചു. ആഗോളവക്കരണം സൃഷ്ടിച്ച അസമാത്വങ്ങലാല്‍ പൊറുതിമുട്ടുന്ന വികസ്വര രാഷ്ട്രങ്ങളില്‍ അതിനെതിരെ ഏതെന്കിലും രൂപത്തിലുള്ള കലാപങ്ങലുണ്ടയാല്‍ ആരോടും ചോദിക്കാതെ അമേരിക്കക്ക് അവിടങ്ങളില്‍ ഇടപെടാമെന്ന സ്ഥിതി ഉണ്ടായി. ശീതസമരത്തിന് ശേഷം ആയുധ വിപണിയെ സജീവമാക്കാന്‍ സഹായിച്ചു. ആഗോളവക്കരനത്തിലെ മല്‍സരത്തില്‍ അമേരിക്ക ഒന്നാമത് എത്തേണ്ടത് രാഷ്ട്ര സുരക്ഷക്ക് അനിവാര്യമാണെന്ന ധാരനയുണ്ടാക്കിക്കൊണ്ട് ബഹുരാഷ്ട്ര കോര്പരഷനുകളെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാക്കിതീര്‍ത്തു. ഭീകരവാദ വിരുദ്ധമെന്ന പേരില്‍ രാഷ്ട്രങ്ങല്‍ക്കകത്തു നടക്കുന്ന കലാപങ്ങളെ നിഷ്കരുണം അടിച്ചമാര്താമെന്ന അവസ്ഥയുണ്ടായി. //സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു . റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാ എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ . ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് ഓ വി വിജയനല്ല വിജയന്‍ പോലും പലപ് കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമ ഏതാണ്ട് ഒരു രണ്ട് വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ് കഥയല്ലിതു ജീവിതം ഒരു റിയാലിറ്റി മെഗാഷോ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത് ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തില ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ല വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. എല്ലാവര്‍ക്കും ഒരു കോടി രൂപ, ചെറിയ ഹെലിക്കോപ്റ്റര്‍: തമിഴ്‌നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത് സ്ഥാനാര്‍ത്ഥികളായി വനിതകളെ വേണ്ടത്ര പരിഗണിക്കാന്‍ യുഡി‌എഫിന് കഴിഞ്ഞില്ല: എ കെ ആന്‍റണി ആസാദിനെ വിട്ടയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ജോര്‍ബാഗില്‍ വെച്ചാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്. കൈകള്‍ കെട്ടി വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അക്രമണം നടത്തിയെന്ന് പോലീസ് ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ആസാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസാദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്ന് പൊലീസിനെ വെട്ടിച്ച് വീടുകളുടെ ടെറസുകള്‍ ചാടിക്കടന്ന് സാഹസികമായാണ് ആസാദ് പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ജമാ മസ്ജിദിലെത്തിയത്. ഒടുവില്‍ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ ആസാദ് പൊലീസിന് കീഴടങ്ങുകയായിരുന്നു. അഞ്ചുലക്ഷം രൂപ ഉടൻ വായ്പ ലഭിക്കുന്ന ഈ പദ്ധതി ആരും അറിയാതെ പോകരുത് ആവശ്യക്കാർ ഉണ്ടെങ്കിൽ കമൻറ് ചെയ്യാൻ മറക്കണ്ട civilengineers അഞ്ചുലക്ഷം രൂപ ഉടൻ വായ്പ ലഭിക്കുന്ന ഈ പദ്ധതി ആരും അറിയാതെ പോകരുത് ആവശ്യക്കാർ ഉണ്ടെങ്കിൽ കമൻറ് ചെയ്യാൻ മറക്കണ്ട. അഞ്ചു ലക്ഷം രൂപ വായ്പ ഇനത്തിൽ നിങ്ങൾക്ക് ലഭിക്കും തീർച്ചയായും ഇത്തരം പദ്ധതികൾ ആരും ശ്രദ്ധിക്കുന്നില്ല കാരണം ഒരുതരത്തിലുമുള്ള പേപ്പർ വർക്കുകളും മറ്റും ഇല്ലാതെതന്നെ ഇത്തരം പദ്ധതികളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് വിശദമായ കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ ഇത്തരം വായ്പകൾക്ക് അപേക്ഷിക്കാവുന്നതാണ് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും സ്വാഗതം വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെ വിശദീകരിക്കുന്നുണ്ട് എല്ലാവരും ശ്രദ്ധിക്കുക അതുപോലെ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിടെ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ജൂൺ ഒന്നാം തീയതി മുതൽ എങ്ങനെ .എങ്ങനെ എല്ലാവരും പുതിയ പ്രഖ്യാപനം അറിഞ്ഞിരിക്കുക. എന്തായാലും ചേച്ചി മരിച്ചു പോകുമ്പോ നമ്മളാരും ഒന്നും കൊണ്ടു പോകുന്നില്ലല്ലോ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഇംഗ്ലീഷ് അറബി ബെങ്കാളി ഉര്‍ദു റഷ്യന്‍ തായ്‌ ഉസ്ബക്‌ ബോസ്നിയന്‍ ജാപനീസ്‌ സ്പാനിഷ്‌ ഉയിഗര്‍ ചൈന ഫ്രെഞ്ച്‌ തെലുങ്ക്‌ തുര്‍കിഷ്‌ ഞങ്ങളുമായി ബന്ധപ്പെടുക ഇസ്ലാമിനെ കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ഇലക്ട്രോണിക് വില്പന പ്രൈവസി (സ്വകാര്യത) നയങ്ങള്‍ സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. ◆ കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ◆ നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ◆ ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ◆ കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ◆ ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി ◆ ഒമിക്രോൺ ജർമനിയിലും; രാജ്യത്ത് അതീവ ജാഗ്രത ◆ സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 5144 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,309 സാമ്പിളുകള്‍ ◆ വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ ◆ സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി മാറ്റിവെച്ചു ◆ കോർപ്പറേഷൻ അഴിമതി സമരത്തിൽ സർക്കാർ ഇടപെടണം മന്ത്രി വി.മുരളീധരൻ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരുവന്തപുരം കോർപ്പറേഷനിലെ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾ നടത്തിവരുന്ന നിരാഹാര സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. എന്തിനാണ് സമരമെന്ന് ചോദിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സമീപനമുള്ള ഇടത് സർക്കാരാണ് ബിജെപിയെ ജനാധിപത്യബോധം പഠിപ്പിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സമരം നടത്തുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ച ശേഷം തിരുവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സൗമിനി ജെയ്‌ൻ പുറത്തേയ്ക്ക്… കൊച്ചി കോർപ്പറേഷനിൽ അടിമുടി മാറ്റത്തിന് കോൺഗ്രസ് തിരുവനന്തപുരം നഗരസഭാ യോഗത്തില്‍ കയ്യാങ്കളി; മേയര്‍ക്കും വനിതാ കൗണ്‍സിലര്‍ക്കും പരിക്ക്; തര്‍ക്കം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ബന്ധപ്പെട്ട്; കൊച്ചിയില്‍ ഗ്രൂപ്പടി തുടങ്ങി ,പത്മജക്കായി ലാലി വിന്‍സെന്റ് മാറി ? കെ. സുധാകരന്റെ നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്നു കണ്ണൂരില്‍ ജയിക്കുന്നത് സുധാകരനോ രാഗേഷോ ? സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഹലാൽ ഗോമൂത്രം ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം. റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന സൈജു ചില്ലറക്കാരനല്ല! സാമ്പത്തിക തട്ടിപ്പിൽ പ്രതി!മയക്കുമരുന്ന് ഇടപാടുകളുടെ തെളിവുകൾ നമ്പര്‍ 18 ഹോട്ടലിലെ സന്ദര്‍ശകന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി! ഭാര്യ: പേരാവൂർ ചരളിൽ കുടുംബാംഗം തങ്കമ്മ. മക്കൾ രാജി, സ്വപ്ന, ദീപ, പരേതനായ ഡോ. ജിജി തോമസ്. മരുമക്കൾ മാർട്ടിൻ ബിസിനസ് ജിജി KSFE ആലക്കോട് ഡെന്നീസ്. സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറല്‍ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തില്‍ അത് ദേശീയതയെ തന്നെ പ്രശ്‌നവല്‍ക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു. എന്തൊരു വിചിത്രമായ പേര്. ഫാദറും സ്വാമിയും ഒന്നിച്ച്. ഹാനി ബാബു എന്ന മറ്റൊരു പേരുമുണ്ട്. ഹാനികരം തന്നെ. ഭീമ കൊറേഗാവ്, എല്‍ഗാര്‍ പരിഷത്ത് എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേസുകെട്ടുകളും. കോവിഡ് ഉണ്ടെങ്കിലും ശമ്പളം കട്ട് ചെയ്തിട്ടില്ലെങ്കില്‍ സ്വസ്ഥതയ്ക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലാത്ത ഇന്ത്യന്‍ മധ്യവര്‍ഗത്തിന് ഒന്നു കേട്ടൊഴിവാക്കാവുന്ന കാര്യങ്ങളേ മേല്‍പറഞ്ഞതിലുള്ളൂ. 84കാരനായ ഫാദര്‍ സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ അവസാനത്തെ ശ്വാസകണികയ്ക്കായി നടത്തിയ നിയമപോരാട്ടമൊന്നും (അല്ലെങ്കിലും അതെന്തുവിചിത്രമായ സംഗതിയാണ്! ജീവന്‍ നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തുക അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ഏറ്റവുമൊടുവില്‍ സ്റ്റാന്‍ സ്വാമിയെന്ന വയോധിക റിമാന്‍ഡ് പ്രതി മരണമടഞ്ഞെന്ന വിവരം ടെലിവിഷന്‍ നോക്കി യന്ത്രങ്ങളായ ആ മധ്യവര്‍ഗസമൂഹം അറിഞ്ഞു. പക്ഷേ കൂട്ടുപ്രതികളായ പതിനഞ്ചുപേരും മാവോയിസ്റ്റ് രൂപേഷും ജയിലില്‍ നിരാഹാരം നടത്തിയതല്ലാതെ അതിന്റെ പേരില്‍ മറ്റു മാര്‍ഗതടസ്സങ്ങളൊന്നും പൊതുജീവിതത്തില്‍ ഉണ്ടാകാതിരുന്നത് അവരുടെ സ്വസ്ഥതയ്ക്ക് ബലം നല്‍കുകയും ചെയ്തു. രാജ്യദ്രോഹ നിയമത്തിനാണോ തീവ്രവാദവിരുദ്ധ നിയമത്തിനാണോ കൂടുതല്‍ പ്രത്യയശാസ്ത്ര മൂല്യമുള്ളതെന്ന് മോദി ഭരണകൂടം നിശ്ചയിച്ചുകഴിഞ്ഞിട്ടില്ല. ഗോത്ര ആദിവാസി ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ റിമാന്‍ഡ് മരണം ഇന്ത്യന്‍ മധ്യവര്‍ഗത്തെ പിടിച്ചുകുലുക്കാത്തതിന് പ്രധാനകാരണം ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിച്ച ആഴമേറിയതും വ്യാപ്തവുമായ നിശ്ശബ്ദതയുടെ മേല്‍ക്കോയ്മയാണ്. ഇന്ത്യ ഒരു പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ (Ideological State) ചെയ്തികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കണ്ടറിഞ്ഞുവരുന്നു. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തെ പ്രത്യയശാസ്ത്ര ഭരണകൂടമാണിത്. നിശ്ശബ്ദതയും ഭയവും പ്രസരിപ്പിക്കുക എന്ന പ്രത്യയശാസ്ത്ര പദ്ധതി ഏറ്റവും കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞ പൊതുവേ ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും പലരുടെയും പോലെ ക്ലബ് കളികളും മറ്റും ഞാന്‍ കാണാറില്ല. ഒരു സാധാരണ സ്പോര്‍ട്സ് പ്രേമിയായ എനിയ്ക്ക് ഫുട്ബോള്‍ ലോകത്തെ പ്രസ്തമായ ചില പേരുകള്‍ മാത്രമേ അറിയൂ താനും എന്നാലും ഫുട്ബോളിനെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ എന്‍റെ മനസ്സില്‍ സന്തോഷം നിറയ്ക്കുന്നു. നിങ്ങളിലെ ഫുട്ബോള്‍ പ്രേമികള്‍ ആശ്ചര്യപ്പെടേണ്ട; കേരള ഫുട്ബോളിന്‍റെ ഇപ്പോഴത്തെ ദയനീയ സ്ഥിതി എനിയ്ക്കറിയാം; ഞാനിവിടെ കളിക്കാരെക്കുറിച്ചല്ല പറയുവാന്‍ പോകുന്നത്, മറിച്ച് ഒരു റഫറിയെക്കുറിച്ചാണ്! ആരാണെന്നാവും, അല്ലെ? പറയാം. കഴിഞ്ഞ കൊല്ലം ഫിഫയുടെ എലീറ്റ് പാനല്‍ റഫറിയായി തിരഞ്ഞെടുക്കപെട്ട മലയാളിയായ എം ബി സന്തോഷ്കുമാര്‍ ആണ് ആ റഫറി! ഫുട്ബോളിന്‍റെ എ ബി സി ഡി മാത്രമറിയാവുന്ന ഞാന്‍ ഒരു റഫറിയെ കുറിച്ച് എന്തു പറയാന്‍, അല്ലേ? പക്ഷേ ഞാന്‍ പറയാന്‍ പോകുന്ന ആളെ വ്യക്തിപരമായി അറിയാം എന്നത് കൊണ്ടു തന്നെയാണ് ഇതിവിടെ പറയുന്നതും പരിചയപെട്ടു കുറെ നാളുകള്‍ കഴിഞ്ഞ ശേഷമാണ് സന്തോഷ്‌ ഒരു റഫറിയാണെന്നു ഞാന്‍ അറിഞ്ഞത് സത്യത്തില്‍ സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് തന്നെ അറിഞ്ഞത് കുറെ കഴിഞ്ഞാണ്. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ കെയര്‍ ടേക്കര്‍ എന്നതിലുപരി എനിയ്ക്കയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഇടയ്ക്കിടെ മൂന്നാല് ദിവസങ്ങള്‍ക്കോ ഒരാഴ്ചയ്ക്കോ ഒക്കെ അയാളെ കാണാതാവും. അതിനെക്കുറിച്ചൊന്നും ഞാന്‍ അന്വേഷിച്ചിരുന്നില്ല. വെറുതെ ഒരാളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പലപ്പോഴും സന്തോഷ്‌ ലീവിലാണെന്നു കേട്ടാലും എന്തിനാവും ലീവെടുത്തതെന്നൊന്നും അന്വേഷിക്കാറില്ല. അങ്ങിനെയിരിക്കേ യാദൃശ്ചികമായാണ് സന്തോഷ്‌ ഒരു ഫുട്ബോളര്‍ ആണെന്ന് അറിഞ്ഞത്. ഒരു ദിവസം അവിടത്തെ സെക്ക്യൂരിറ്റിയാണ് അത് പറഞ്ഞത്- സന്തോഷ്‌ കളിയ്ക്കാന്‍ പോയിരിയ്ക്കുകയാണ് എന്ന്. ചോദിച്ചപ്പോള്‍ 'കളി' ഫുട്ബോള്‍ ആണെന്ന് മനസ്സിലായി. പിന്നെയും കുറെ ദിവസം കഴിഞ്ഞാണ് സന്തോഷ്‌ ഒരു റഫറി ആണെന്ന് ഞാനറിഞ്ഞത്. എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യാന്‍ അതി രാവിലെ സ്റ്റേഡിയത്തില്‍ മുടങ്ങാതെ പോകും; അത് കഴിഞ്ഞ് ഫ്ലാറ്റിലെ കാര്യങ്ങള്‍ നോക്കും, ചിലപ്പോള്‍ ഓട്ടോ ഓടിക്കലുമുണ്ട്. എപ്പോഴും എന്തെങ്കിലും ജോലിയില്‍ വ്യാപ്തനായിരിയ്ക്കും ഒരു സാധാരണ കുടുംബത്തിലെ അംഗമായ സന്തോഷിന് ഈ മത്സരങ്ങള്‍ പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. കളിയോടുള്ള സ്നേഹവും അര്‍പ്പണബോധവുമാണ് പലപ്പോഴും അയാളെ ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും കളിയ്ക്കാന്‍ പ്രേരിപ്പിച്ചിരുന്നത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇതൊക്കെയാണെങ്കിലും സന്തോഷത്തോടെയല്ലാതെ ഞാന്‍ ആ മനുഷ്യനെ കണ്ടിട്ടില്ല. ഞങ്ങള്‍ അവിടെയുണ്ടായിരുന്ന രണ്ടു കൊല്ലക്കാലം സദാ പുഞ്ചിരിയ്ക്കുന്ന മുഖവും, എന്തു കാര്യം പറഞ്ഞാലും ചെയ്തു തരാനുള്ള മനസ്സും, തടസ്സങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി അതിനുള്ള പരിഹാരം കാണാനുള്ള കഴിവും ഞാന്‍ അയാളില്‍ കണ്ടിരുന്നു. അതാണ്‌ സന്തോഷില്‍ ഞാന്‍ കണ്ട പ്രത്യേകതയും! ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. അത് മാത്രമല്ല, തരക്കേടില്ലാത്ത വരുമാനം ഉണ്ടാവുമെന്ന സ്ഥിതി വന്നാല്‍ ഒരു പക്ഷേ ഇനിയുമിനിയും കഴിവുറ്റ ആളുകള്‍ ഈ രംഗത്തേയ്ക്ക് വരാനും സാദ്ധ്യതയുണ്ട്! ഇത് പോലെ അനേകം ആളുകള്‍ ഉണ്ടായിരിയ്ക്കാം. നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത് തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും അര്‍ഹതക്കുള്ള അംഗീകാരം വൈകിയാണെങ്കിലും ഈ കഠിനാദ്ധ്വാനിയായ ചെറുപ്പക്കാരനെ തേടിയെത്തിയല്ലോ സന്തോഷം. ഇനിയും ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ നന്ദി മുബി! ഇതിലും എത്രയോ വലിയ അംഗീകാരങ്ങള്‍ സന്തോഷിനെ തേടി എത്തട്ടെ എന്നാശിക്കുന്നു.. നാട്ടിലെ കഴിവുള്ള പലരുടെയും സ്ഥിതി ഇത് തന്നെയാണ്. ഫുട്ബാള്‍ ഒരു ജ്വരമായി കൊണ്ട് നടക്കുന്ന വയനാടന്‍ മണ്ണിലാണ് ഞാന്‍ വളര്‍ന്നത്‌ ഇത് പോലെ കഴിവുണ്ടായിട്ടും എങ്ങുമെത്താതെ പോയവരെയും നല്ല നല്ല നിലകളില്‍ എത്തിയവരെയും എത്ര കണ്ടിരിക്കുന്നു എന്തായാലും ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തുവാന്‍ കാണിച്ച മനസ്സിനെ അഭിനന്ദിക്കുന്നു. നിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥനകളും ആശംസകളുമുള്ളപ്പോള്‍ ഇനിയും ഒരുപാട് സന്തോഷുമാര്‍ വരും, നേട്ടങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. അതേ, നമ്മുടെ നാട്ടില്‍ കഴിവിന് ഒരു കുറവുമില്ല. എത്രയെത്ര പ്രതിഭകളാണ് അകാലത്തില്‍ പൊളിഞ്ഞു പോകുന്നത്! ഇങ്ങനെ ചിലരെയെങ്കിലും പൊതു ജനങ്ങളുടെ മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ചെറിയ ചില മാറ്റങ്ങളെങ്കിലും ഉണ്ടായാലോ! ഇക്കഴിഞ്ഞ ദിവസം റഫറിമാര്‍ക്കു ശമ്പളം കൊടുക്കുമെന്ന വാര്‍ത്ത‍ കേട്ടപ്പോള്‍, ആ ലിസ്റ്റില്‍ സന്തോഷിന്‍റെ പേര് കണ്ടപ്പോള്‍, അതിയായ ആഹ്ലാദം തോന്നി. പലവക ജോലികള്‍ ചെയ്തും, ഓട്ടോ ഓടിച്ചും ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാന്‍ പാട് പെടുന്ന, അദ്ധ്വാനിയായ ആ ചെറുപ്പക്കാരന്‍റെ ജീവിത ഭാരം തെല്ലൊന്നു കുറയ്ക്കാന്‍ ഈ വരുമാനം ഉതകുമെന്നതില്‍ സംശയമില്ല. ഈ വരികൾ വായിച്ചപ്പോൾ എനിക്കും സന്തോഷം തോന്നി, അർഹതക്കുള്ള അംഗീകാരം തന്നെ ഈ പരിചയപ്പെടുത്തലിന് നന്ദി. സന്തോഷിന് ഫിഫയുടെ മികച്ച കളികൾ നിയന്ത്രിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. പടച്ചവൻ അനുഗ്രഹിക്കട്ടെ ഞാനും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു നല്ല പരിചയപ്പെടുത്തല്‍. സന്തോഷിനു എല്ലാവിധ ജീവിത ഉയര്‍ച്ചകളുമുണ്ടാകട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു.. ഹൊ, ഇയളാണ് വലിയ മനുഷ്യൻ, ഇന്ന് ഇത്തരം ആളുകൾ കുറവാണ്, ഏതൊരു വലിയ ഉയർച്ചയിലും വലിയ ഒരു പാഠം ഉണ്ടാകും അതേ, ഈ സമര്‍പ്പണ ബോധം പലര്‍ക്കും ഇല്ലാത്തതാണ്.. സന്തോഷിനെപ്പോലുള്ളവരാകണം ഇത്തരം രംഗങ്ങളില്‍ വരേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തിന്റെ രീതികള്‍ ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ പ്രരിപ്പിക്കുന്നതാണ്. എന്ത് ചെയ്യാം കഴിവുള്ളവര്‍ പലപ്പോഴും അതെല്ലാം മറന്നു സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്കെങ്കിലും തങ്ങളുടെ കഴിവിന്‍റെ അംഗീകാരം കിട്ടിയാല്‍ ഭാഗ്യം! നമ്മുടെ നാടിന്‍റെ സ്ഥിതി അതാണ്‌ കുപ്പയ്ക്കുള്ളില്‍ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ പലപ്പോഴും ആ മാണിക്യത്തെ പൊക്കിയെടുത്തു പുറത്തെത്തിക്കാന്‍ കാലങ്ങള്‍ തന്നെ വേണ്ടിവരും. സന്തോഷിനെ പോലെ ഒരു കളിക്കാരന്‍ കുപ്പയ്ക്കുള്ളില്‍ ആയിപ്പോയല്ലോ ഒരുപക്ഷെ സന്തോഷിനെപ്പോലെ എത്രയോ ആളുകള്‍ ഇപ്പോഴെങ്കിലും തിരിച്ചരിയപ്പെടാന്‍ കഴിഞ്ഞത് അയാളുടെ ഭാഗ്യം. പക്ഷെ ബാക്കിയുള്ളവരോ? അതെ ഇത് പോലെ അനേകം ആളുകള്‍ കാണും. അവരില്‍ ചിലരെയെങ്കിലും ഒന്നുയര്‍ത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ വേറിട്ട ഒരു പോസ്റ്റ്. എന്ത് കൊണ്ട് ഇന്ത്യയിൽ ഫുട്ബാൾ വളരുന്നില്ല എന്നതും കൂടി പറഞ്ഞ് വയ്ക്കുന്നു നന്ദി! ക്രിക്കററ്റും ഒരളവു വരെ ബാഡ്മിന്ടനും അല്ലാതെ ഇവിടെ ഒരു കായിക രംഗത്തും പുരോഗതി ഇല്ല എന്ന് തന്നെ പറയാം. ദേശീയ ഗെയിം ആയ ഹോക്കി തന്നെ നോക്കു എത്ര കഷ്ടമാണ് ഇതിനൊക്കെ ഒരു മാറ്റം വരുമെന്ന പ്രതീക്ഷിക്കാം, അത്ര മാത്രം! ഈ പോസ്റ്റില്‍ അവസാനം എഴുതിയ വരികള്‍ ആണ് ഞാന്‍ ആത്മാവില്‍ ചേര്‍ക്കുന്നത് നല്ല നാളെകള്‍ സ്വപ്നം കാണുന്ന അവരുടെ മോഹങ്ങളും ഒരിയ്ക്കല്‍ പൂവണിയും എന്ന സന്ദേശമാണ് സന്തോഷിന്‍റെ ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത് തങ്ങളുടെ ലക്‌ഷ്യം ഉറപ്പിച്ചു അതിനായി പ്രയത്നിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ നാം അത് നേടിയിരിയ്ക്കുമെന്നും പ്രചോദനം തരുന്ന വരികള്‍ ആ അര്‍ത്ഥത്തില്‍ ഈ ലേഖനം സമ്പൂര്‍ണ്ണമാകുന്നു നന്ദി നിസാര്‍ ഇതു ഇരുട്ടിലും ഒരു വെളിച്ചത്തെ തേടുമല്ലോ അത് കൊണ്ട് തന്നെ ഒരു നല്ല നാളെ ഉണ്ടാകും എന്ന്‍ വിശ്വസിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത് സന്തോഷിനു എല്ലാവിധ ജീവിത ഉയര്‍ച്ചകളുമുണ്ടാകട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു. നന്ദി ശാഹിദ്! നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കു ചേരുന്നു നാം അറിയാതെയും കേള്‍ക്കാതെയും പോകുന്ന ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരെളിയ ശ്രമം. ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത് നമുക്ക് പ്രചോദനമായാലോ കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍ ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ് ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍ ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന് ബ്ലോഗിങ്ങ് എന്ന അനന്ത വിഹായസ്സില്‍ ചിറകു വിരിച്ചു പറക്കാനുള്ള എന്റെ ശ്രമം ആരംഭിച്ചിട്ട് കുറച്ചു നാളുകളായി പല ഭാഷകളിലായ് ഞാന്‍ കുത്തിക്കുറിച്ച ചിന്തകള്‍ ഓരോന്നും ഞാന്‍ ഇവിടെ തുറന്നു വെച്ചു മാതൃഭാഷയുടെ മധുരം പ്രത്യേകമായ് വിളംബണമെന്ന് തോന്നിത്തുടങ്ങിയിട്ടു നാളേറെയായ്‌ എങ്കിലും ജീവിതപ്പാച്ചിലിനിടയില്‍ അതങ്ങിനെ ഒരു തോന്നലായ് തന്നെ തുടരുകയായിരുന്നു ഇന്നിതാ ആ സ്വപ്നം സാക്ഷാത്ക്കാരമാവുന്നു ചിന്തകളും വികാരങ്ങളും അലകടലായ് തള്ളിത്തിരക്കി വരുമ്പോള്‍ അതില്‍ മുങ്ങിത്തപ്പി ചില മുത്തുകള്‍ തിരഞ്ഞെടുക്കാനുള്ള എളിയ ശ്രമമാണിവിടെ നിങ്ങള്‍ കാണുന്നത് അക്ഷരമുത്തുകള്‍ കോര്‍ത്തിണക്കി ഞാന്‍ കെട്ടുന്ന ഈ മാലകള്‍ ഹൃദയതാളങ്ങളില്‍ ഇഴുകിയിളകട്ടെ എന്റെ എളിയ ലോകത്തേയ്ക്ക് നിങ്ങള്‍ക്കു സ്വാഗതം ഞാന്‍ നിഷ – ബ്ലോഗിങ്ങ് രംഗത്ത് വന്ന കാലത്ത് എന്‍റെ ചിന്തകള്‍ പങ്കിട്ടിരുന്നത് ‘രാന്റം തോട്സ്’ എന്ന ബ്ലോഗിലൂടെയായിരുന്നു. പിന്നീട് ‘ഹൃദയതാളങ്ങള്‍, ‘‘കലൈഡോസ്കോപ്’ എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍ കൂടി തുടങ്ങി – ഹൃദയതാളങ്ങള്‍ മാതൃഭാഷയുടെ മാധുര്യം പകരുമ്പോള്‍ കലൈഡോസ്കോപ് ഫോട്ടോകളിലൂടെ കഥ പറയുന്നു.. വെറുമൊരു നേരമ്പോക്കിന് വേണ്ടി എഴുതിത്തുടങ്ങിയ എന്‍റെ ജീവനോപാധി തന്നെ എഴുത്തായി മാറിയത് ഈ അടുത്ത കാലത്താണ്. എഴുത്ത്, വായന, ഫോട്ടോഗ്രഫി, യാത്ര (യാത്രകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടുന്നത് എന്നെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും ബ്ലോഗെഴുത്ത്, വല്ലപ്പോഴുമുള്ള വര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഞാനെന്‍റെ ഒഴിവു വേളകള്‍ നീക്കിവെച്ചിരിക്കുന്നു. ഇതിനിടയില്‍ വല്ലപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശ്ശിയുടെ (മെന്റര്‍) വേഷം ഞാന്‍ അണിയാറുണ്ടെങ്കിലും എന്‍റെ ഭാഗ്യത്തിന് മിക്കപ്പോഴും മാര്‍ഗ്ഗദര്‍ശനം ലഭിക്കുകയാണ് പതിവ്. കുടുംബമെന്ന അച്ചുതണ്ടിലാണ് എന്‍റെ ലോകം തിരിയുന്നത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ എന്നെ സന്തോഷഭരിതയാക്കുന്നു ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും) എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം കാണാന്‍ ശ്രമിക്കുന്നു. എന്‍റെ ബ്ലോഗ്‌ എന്‍റെ ചിന്തകളുടെയും ഭാവനകളുടെയും സംഗമവേദിയാണ് – അവ ചിലപ്പോള്‍ രസകരമാകാം, ചിലപ്പോള്‍ വിരസവും! എന്നാലും അവ എനിക്ക് പ്രിയപ്പെട്ടവ തന്നെ! ഈ യാത്രയില്‍ പങ്കുചേര്‍ന്നതിനു നന്ദി! എന്നോടൊപ്പമുള്ള യാത്ര തീര്‍ത്തും വിരസമാവില്ലെന്ന വിശ്വാസത്തില്‍ 'ശുഭയാത്ര' നേരുന്നു തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്,സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക് സ്കൂളുകളിൽ ശനിയാഴ്ച ദിവസങ്ങളിലും ക്ലാസ്സ് ഉച്ചഭക്ഷണം നൽകും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗരേഖ തയ്യറായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സ്‌കൂളുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഒരുക്കും. പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക. ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകള്‍ ഉണ്ടാകും. ഉച്ചവരെയാണ് ക്ലാസ് നടത്തുക. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും ക്രമീകരണങ്ങള്‍. കൂട്ടം ചേരാന്‍ അനുവദിക്കില്ല. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഓട്ടോയില്‍ രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജന്‍ എന്നിവ പരിശോധിക്കാന്‍ സംവിധാനം ഒരുക്കും. ക്ലാസ് റൂമുകള്‍ക്ക് മുന്നില്‍ കൈ കഴുകാന്‍ സോപ്പും വെള്ളവും ഉണ്ടാകും. രോഗത്തിന്റെ ചെറിയ ലക്ഷണം ഉണ്ടെങ്കില്‍ പോലും കുട്ടികളെ സ്‌കൂളില്‍ വിടരുത്. സ്‌കൂള്‍ വൃത്തിയാക്കാന്‍ ശുചീകരണ യജ്ഞം നടത്തും. സ്‌കൂള്‍ തുറക്കും മുന്‍പ് സ്‌കൂള്‍തല പിടിഎ യോഗം ചേരും. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം; ആയിരം രൂപ പിഴ കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തിൽ അസുഖബാധിതയായി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലുന്നി വിരുത്തി പറമ്പിൽ റ്റിജി സിറിയക്കിന്‍റെ ഭാര്യ ആശ ടി. ജേക്കബ് (42) ആണ് മരിച്ചത്. മാസങ്ങളായി ചികിത്സയിലായിരുന്നു. ആവശ്യമുള്ള സാധനങ്ങള്‍ പച്ചരി മൂന്ന് കപ്പ് വെള്ളം രണ്ട് കപ്പ് ചോറ് അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാല്‍ രണ്ട് കപ്പ് പഞ്ചസാര മൂന്ന് ടേബിള്‍ സ്പൂണ്‍ ക്രിസ്മസ് സ്‌പെഷ്യലായി ക്രിസ്തീയ ഭവനങ്ങളില്‍ പണ്ടുമുതലേ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് പിടിയും കോഴിയും. ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം പിടിയും ചേരുവകള്‍ വെളിച്ചെണ്ണ തേങ്ങാപ്പാല്‍ ഗരംമസാല മല്ലിപ്പൊടി താറാവ് 250 ഗ്രാം സവാള പച്ചകുരുമുളക് മഞ്ഞള്‍പ്പൊടി പെരുംജീരകം ഉപ്പ് വെളുത്തുള്ളി സ്‌പെഷ്യല്‍ ബീഫ് പെപ്പര്‍ ഫ്രൈ; വീഡിയോ ക്രിസ്തുമസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ വളരെ പെട്ടെന്നു തയ്യാറാക്കാവുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ ബീഫ് പെപ്പര്‍ ഫ്രൈ ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ? അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ? പെട്ടെന്നു തയ്യാറാക്കാവുന്ന പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. തിരുവനന്തപുരത്ത് അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം: നടന്നത് നീതി നിഷേധമെന്ന് ബൃന്ദ കാരാട്ട് ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തില്‍ നടന്നത് നീതിനിഷേധമെന്ന് സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചതെന്നും അനുപമയ്ക്ക് കുഞ്ഞിനെ എത്രയും വേഗം തിരികെ ലഭിക്കണമെന്നും അവര്‍ പറഞ്ഞു. അതിനായി അനുപമയ്ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു സ്വന്തം ലേഖകന്‍ തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുട കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല, സ്വീകരിക്കണോ എന്നു വ്യക്തിക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവ തിരുവനന്തപുരത്ത് അമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം: നടന്നത് നീതി നിഷേധമെന്ന് ബൃന്ദ കാരാട്ട് മാനന്തവാടി: കോവിഡ് കാലത്ത് നേരിട്ട തിരിച്ചടി മറികടക്കുന്നതിനായി ബാംബൂ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മുള കൃഷിയും ബാംബൂ ബസാറും തുടങ്ങാന്‍ തുടങ്ങും. ഈ സാമ്പത്തിക വര്‍ഷം തന്നെ ജില്ലയിലെ മാനന്തവാടി, മൂന്നാര്‍, തേക്കടി, കോതമംഗലം എന്നിവിടങ്ങളില്‍ ബസാര്‍ ആരംഭിക്കും.ആദ്യഘട്ടമായി ആദ്യ ബാംബു ബസാര്‍ കുമരകത്ത് ആരംഭിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബാംബൂ ബസാര്‍ ആരംഭിക്കുന്നത്. 15 കോടി രൂപ ചിലവിലാണ് സംസ്ഥാനത്ത് ബാംബൂ ബസാര്‍ ഒരുക്കുന്നത്. ബസാര്‍ വഴി മുള കൊണ്ട് നിര്‍മ്മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കായി എത്തും. കൂടാതെ, വന വിഭവങ്ങളായ തേന്‍, ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പച്ചമരുന്നുകള്‍ എന്നിവയുടെ വിപണനവും ഉടന്‍ ആരംഭിക്കും. ബാംബൂ കോര്‍പ്പറേഷന് ഫലത്തില്‍ 12 കോടി രൂപ വിറ്റുവരവ് ഉണ്ടെങ്കിലും മൂന്നു കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടമാണ് കോവിഡ് കാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് നികത്തി വര്‍ഷം 30 കോടി രൂപയോളം വിറ്റുവരവിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.മുള ഉത്പന്നങ്ങളുടെ പ്രചരണം കൂടി മുന്‍നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓഫീസ് സ്‌റ്റേഷനറികള്‍ മുള കൊണ്ട് ഉള്ളതാകണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ഓഫീസുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കി വരികയാണ്.ബാംബു ബസാര്‍ ആരംഭിക്കുന്നതോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ബാംബൂ കോര്‍പ്പറേഷന്റെ ഫീഡര്‍ യൂണിറ്റിന്റെ പ്രതിസന്ധികള്‍ ഇതോടൊ മറികടക്കാന്‍ കഴിയും.പ്രധാനമായും ഇവിടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണമാണ് നടക്കുന്നത്. കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ റേഷന്‍ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത തുടരണം; മാതാപിതാക്കള്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ചിരിക്കണം കുറുക്കന്‍മൂലയില്‍ കടുവ ഭീതി ഒഴിയുന്നില്ല:വനം വകുപ്പ് ജീവനക്കാര്‍ വ്യാപക തിരച്ചില്‍ നടത്തി വന്യമൃഗ ശല്യം: പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം: എന്‍.ഡി.അപ്പച്ചന്‍ വാഴകൃഷിയിലെ വ്യത്യസ്ഥതകളുമായി സര്‍ക്കാര്‍ ജീവനക്കാരനായ എം.കെ നിഷാന്ത്. വാഴകൃഷിയിലെ വ്യത്യസ്ഥതകളുമായി സര്‍ക്കാര്‍ ജീവനക്കാരനായ എം.കെ നിഷാന്ത്. നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠപുരസ്‌കാരം ഒമിക്രോണില്‍ കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഫലം നെ?ഗറ്റീവ് മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി ഇ വാർത്ത evartha Breaking News: സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; വാഹന ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി മഹാരാഷ്ട്രയില്‍ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമയായ മാന്‍സുഖ് ഹിരേനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നൗപാദ പോലീസ് അറിയിച്ചു. ഈ മാസം 25നായിരുന്നു അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി വാഹനം പരിശോധിച്ച ശേഷം സ്ഫോടകവസ്തുക്കള്‍ മാറ്റുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് വാഹനമുടമയായ മാന്‍സുഖിനെ പോലീസ് ചോദ്യം ചെയ്തത്. യാത്രയ്ക്കിടയില്‍ കേടായ തന്റെ വാഹനം നഗരത്തിലെ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നുവെന്നും പിറ്റേ ദിവസം രാവിലെ വന്നപ്പോള്‍ വാഹനത്തെ കാണാതാവുകയായിരുന്നുവെന്നുമാണ് മാന്‍സുഖ് പോലീസിന് ഇയാള്‍ നല്‍കിയ മൊഴി. നിലവില്‍ മാന്‍സുഖ് ഹിരേനിയുടേത് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ കാര്യങ്ങൾ ചെയ്യാനുള്ള ദേഹബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്: ഇ ശ്രീധരന്‍ രാഷ്ട്രീയത്തിലും തനിക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ബിജെപിയിൽ ചേർന്ന ഇ ശ്രീധരൻ. ഇതിന് പ്രായം ഒരുതടസമല്ല. ധൈര്യത്തോടെയും പ്രാപ്തിയോടെയും ഏതു ചുമതലയും തനിക്ക് ചെയ്യാൻ സാധിക്കുമെന്നും കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതത്തിന്റെ ശേഷം ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ തനിക്ക് അത്ഭുതം ഉണ്ട്. നേരത്തെ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ഏറ്റെടുത്തത് നടപ്പാക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. കാര്യങ്ങൾ ചെയ്യാനുള്ള ദേഹ ബലവും ആത്മബലവും ഈ പ്രായത്തിലും ഉണ്ട്. കേരളത്തിനായി ചെയ്യാൻ സാധിക്കുന്നത് ചെയ്യാനാണ് ബിജെപിയിൽ ചേർന്നത്. ഏതു ചുമതല തന്നാലും താൻ ഏറ്റെടുത്തത് ചെയ്യുമെന്നും ഇ ശ്രീധരൻ പറഞ്ഞു. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി മലയാളകവിതയിലെ ആധുനികതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ എന്‍.എന്‍. കക്കാടിന്റെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടേതാണ് പ്രവേശകം. ശലഭഗീതം (1956 ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് (1970 പാതാളത്തിന്റെ മുഴക്കം (1971 വജ്രകുണ്ഡലം (1977 കവിത (1980 സഫലമീയാത്ര (1985 ഇതാ ആശ്രമമൃഗം; കൊല്ല്, കൊല്ല് 1986 പകലറുതിക്ക് മുമ്പ് (1988) എന്നീ സമഹാരങ്ങള്‍ സമ്പൂര്‍ണപതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവിതകള്‍ക്ക് കക്കാട് എഴുതിയ അനുബന്ധക്കുറിപ്പുകള്‍ക്ക് പുറമെ എന്‍.വി.കൃഷ്ണവാരിയര്‍, ആര്‍. രാമചന്ദ്രന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആര്‍. വിശ്വനാഥന്‍, ടി.പി. സുകുമാരന്‍, മേലത്ത് ചന്ദ്രശേഖരന്‍, എം.എസ്. മേനോന്‍, എം.ആര്‍. രാഘവവാരിയര്‍ എന്നിവരുടെ പഠനങ്ങളും ഗ്രന്ഥത്തെ ശ്രേഷ്ഠമാക്കുന്നു. ”നമ്മെ വിസ്മയിപ്പിക്കുന്ന ഒരു വസ്തുത, കക്കാട് എല്ലാതരം കവിതയും എല്ലാ കാലത്തും രചിച്ചുപോന്നിരുന്നു എന്നതാണ്. പേന നീങ്ങുന്ന നേരത്തിന്നുള്ളില്‍, സംസ്‌കൃതകവിതയില്‍ കെത്തഴുതാറുള്ള കവിക്ക് ഇത് സ്വാഭാവികമായിരിക്കാം. അക്കിപ്പത്തും വാരിയത്തമ്മിണിയും വജ്രകുണ്ഡലവും പോത്തും സുഹൃത്‌സ്മരണവും അമ്പരപ്പിക്കുന്ന വൈവിധ്യമാണ് കാഴ്ചവയ്ക്കുന്നത്. തന്റെ ദര്‍ശനപരിണാമങ്ങളെപ്പറ്റിയെന്നപോലെ, രചനാരീതികളെപ്പറ്റിയും മറ്റുള്ളവരെന്തു കരുതും? എന്ന ശങ്ക ആത്യന്തികമായി കക്കാടിനെ അലട്ടിയിരുന്നില്ല. താന്‍ ഒരു ‘മൈനര്‍ പോയറ്റ്’ മാത്രമാണെന്ന് വിനയധന്യനായി ഒരിക്കല്‍ നിരീക്ഷിച്ചുവെങ്കിലും, ‘ഞാനിന്നുരാവിലെയും തൊട്ടുനോക്കി – എന്റെ നട്ടെല്ലവിടെത്തന്നെയുണ്ട്’ എന്ന പ്രത്യയദാര്‍ഢ്യവും ആ കവി വിളംബരം ചെയ്തു. എളിമയും കരുത്തും കലര്‍ന്ന ഈ ചേരുവയില്‍ കക്കാടിന്റെ ചേതനയിലെ സാരസ്വതമുദ്ര ശാശ്വതമായി പതിഞ്ഞിരിക്കുന്നു.” (പ്രവേശകത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി) കക്കാട് നാരായണന്‍ നമ്പൂതിരി. 1927 ജൂലായ് 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ ജനിച്ചു. കൃതികള്‍: ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം. സഫലമീയാത്രയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി, കുമാരനാശാന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചു. 1987 ജനവരി 6ന് കോഴിക്കോട്ട് അന്തരിച്ചു. അച്ഛന്‍: നാരായണന്‍ നമ്പൂതിരി; അമ്മ: ദേവകി അന്തര്‍ജ്ജനം. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീകുമാര്‍, ശ്യാംകുമാര്‍. ന്യുയോർക്ക്: ന്യു യോർക്കിൽ നിന്ന് വിമാനത്തിൽ പുറപ്പെട്ട് കൊച്ചിയിൽ ഒരു മണിക്കൂർ തങ്ങിയ ശേഷം വീണ്ടും ന്യു യോർക്കിലേക്ക്. ആരെ കുറ്റം പറയണം? നോട്ടപ്പിശക് കാണിച്ച എമിരേറ്റ്സ് വിമാന അധികൃതരെയോ നിയമത്തിൽ മാനുഷിക പരിഗണന നൽകാത്ത ഇന്ത്യൻ അധികൃതരെയോ? എന്തായാലും ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുൻപ് ഓരോരുത്തരും എല്ലാ കാര്യങ്ങളും ഒന്ന് കൂടി വ്യക്തമായി പരിശോധിക്കുന്നത് എന്ത് കൊണ്ടും നല്ലതാണെന്നാണ് സാരാംശം. അതിനാൽ തടസമൊന്നും പ്രതീക്ഷിച്ചില്ല. ന്യു യോർക്കിൽ എമിരേറ്റ്സ് കൗണ്ടറിൽ പാസ്‌പോർട്ടും വിസയും പരിശോധിച്ചപ്പോൾ തടസമെന്തെങ്കിലും ഉള്ളതായി അവരും കണ്ടെത്തിയില്ല. ഒരബദ്ധം പറ്റിയതാണെന്നും പ്രവേശനാനുമതി നൽകിയാൽ ഒരു ദോഷവും വരില്ലെന്നും വ്യക്തമാണ്. പക്ഷെ അനുമതി നൽകാനുള്ള സാധ്യതയൊന്നും ആരും പരിശോധിച്ചില്ല. പതിവ് പോലെ ഉദ്യോഗസ്ഥർ എളുപ്പവഴിയായ തിരിച്ചയക്കൽ നടപടി സ്വീകരിച്ചു. പുലർച്ചെ മൂന്നു മണിക്ക് വിമാനം ലാൻഡ് ചെയ്തു. നാല് മണിക്ക് അത് മടങ്ങും. ഒരു മണിക്കൂറിനുള്ളിൽ അതെ വിമാനത്തിൽ തിരിച്ചയക്കാൻ നടപടി എടുത്തു. മകൻ തിരിച്ചു പോരുന്നതിനാൽ അമ്മയും തിരിച്ചു പോന്നു. 40 മണിക്കൂറോളം തുടർച്ചയായി യാത്ര ചെയേണ്ടി വരുന്നത്തിന്റെ പീഡനം മനസിലാക്കാവുന്നതെയുള്ളൂ. കൊച്ചിയിൽ നിന്ന് സെക്യൂരിറ്റിക്കാർ വന്നാണ് തരിച്ചയച്ചത്. ദൂബായിയിൽ നിന്നും അങ്ങനെ തന്നെ. കയ്യോടെ തിരിച്ചു വിട്ടില്ലെങ്കിൽ എയർ ലൈന്സിനു വലിയ പിഴ അടക്കേണ്ടി വരും. പക്ഷെ തിരിച്ചയച്ചതു കൊണ്ട് ഇന്ത്യക്ക് എന്തെങ്കിലും ഗുണം കിട്ടിയോ? പ്രവേശനാനുമതി കൊടുത്താൽ എന്തെങ്കിലും ദോഷം വരുമായിരുനിന്നോ? ഇത്തരം സംഭവങ്ങളിൽ അത്യാവശ്യ പരിഗണന നൽകുന്നതിന് ഇന്ത്യയിൽ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ക്വീൻസിലെ മഹാരാജാ സ്റ്റോഴ്സ് ഉടമ ജോസിന്റെ പത്നിയും മകനുമാണ് ശോശാമ്മയും സജനും. മുൻപൊരിക്കൽ മറ്റൊരനുഭവം ഉണ്ടായതും ജോസ് പറഞ്ഞു. മദ്രാസിൽ വിമാനമിറങ്ങിയപ്പോൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ടു. എന്നാൽ വിസ സാധുവാണ്. അന്ന് മടക്കയാത്രക്ക് വിമാനം പിറ്റേന്നേയുള്ളു. അതിനാൽ അധികൃതരുമായി ബന്ധപ്പെടുകയും അമേരിക്കൻ കോണ്സുലേറ്റ് പെട്ടെന്നു പാസ്പോർട്ട് പുതുക്കി നൽകുകയും ചെയ്തതിനാൽ തിരിച്ചയക്കൽ ഒഴിവായി. എന്തായാലും യാത്ര പുറപ്പെടും മുൻപ് എല്ലാ കാര്യങ്ങളും വീണ്ടും ഉറപ്പു വരുത്താൻ ആരും മടി കാട്ടരുതെന്ന് ഈ സംഭവം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു . ഓരോ രാജ്യത്തേയും നിയമങ്ങൾ അനുസരിക്കുവാൻ അവിടെ ചെല്ലുന്നവർ ബാദ്ധ്യസ്ഥരാണ്. ഉദ്യോഗസ്ഥർ അവരുടെ കടമ മാത്രമേ നിർവഹിച്ചുള്ളൂ. ഈ അനുഭവം മറ്റൊരു രാജ്യത്തു ചെന്നിറങ്ങുമ്പോഴാണ് ഉണ്ടാകുന്നതെങ്കിൽ ആരെങ്കിലും ഇങ്ങിനെ ദേഷ്യം പിടിക്കുമോ? നിയമം നിയമം തന്നെ! മലയാളികൾ അറിയാതെ പോയ നിയമം ഇന്ത്യയിൽ പോകുവാൻ ഓ സി ഐ കാർഡില്ലെങ്കിൽ എമർജൻസി വിസാ കൂടിയേ തീരു. ഈ പ്രവാസ ഭുമിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾ എന്തു കൊണ്ട് ഇന്ത്യ ഗവൺമെന്റ് ഈ കോവിട് കാലത്തു പുതുക്കിയ നിയമം അറിയാതെ പോയി പത്തു വർഷത്തെ വിസ പാസ്സ്പോർട്ടിൽ ഉള്ളവർക്കും ഈ കോവിട് കാലത്തു ഇന്ത്യയിൽ പോകുവാൻ എമർജൻസി വിസാ വേണമെന്ന പുതിയ നിയമം അമേരിക്കയിലെ ഇന്ത്യൻ എംബസ്സി ഇക്കാര്യം വെളിപ്പെടുത്തിയിട്ടും ഒരു മലയാളിയും ഇത് അറിയാതെ പോയത് വളരെ പരിതാപകരം തന്നെ. ഇവിടെ മലയാളികളെ സേവിക്കാൻ ഫൊക്കാന- ഫോമാ പോലുള്ള സഘടനകൾ ഉണ്ടെന്നാണ്പരക്കെ പറയപ്പെടുന്നതും അവകാശപ്പെടുന്നതും ഈ തിക്താനുഭവം ജോസിന്റെ ഭാര്യ ശോശാമ്മയും പുത്രൻ സാജനും എത്ര മാത്രം മാനസീക ആഘാതം ഉണ്ടാക്കിയിരിക്കും എന്ന് മലയാളികൾ മനസ്സിലാക്കുമെന്നു കരുതുന്നു ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മലയാളികൾ ജാഗരൂകരായിരിക്കുക തനിക്കു താനും പുരയ്ക്കു തൂണും ! എനിക്ക് ഇതുപോലെ ഒരനുഭവമുണ്ടായി. ഏതാനും വര്ഷം മുൻപ് ഞാൻ കൊച്ചിയിൽ ഇറങ്ങിയപ്പോൾ ഇമിഗ്രേഷൻ ഓഫീസർ ഓ സി ഐ ലൈഫ് ലോങ് വിസ എവിടെ എന്നു ചോദിച്ചപ്പോൾ മാത്രമാണ് ഞാൻ അത് എടുക്കാതെയാണ് യാത്ര തിരിച്ചതെന്നു മനസ്സിലായത്. എനിക്കു പറ്റിയ തെറ്റിനു ക്ഷമാപണം പറഞ്ഞു നോക്കി. രക്ഷയില്ല. ഞാൻ തിരിച്ചുപോയേ മതിയാവൂ എന്നദ്ദേഹം ശാഠ്യം പിടിച്ചു. വീണ്ടും ഞാൻ ഒരു പോംവഴിക്കുവേണ്ടി അഭ്യർഥിച്ചപ്പോൾ അയാൾ കൂട്ടുകാരിൽ രണ്ട് ഓഫീസർമാരെക്കൂടി വിളിച്ചു. അവർ എല്ലാവരും കൂടി തീരുമാനം പറഞ്ഞു നിങ്ങൾ ഈ ഫ്ലൈറ്റിനു തന്നെ തിരിച്ചു പോകണം. വിസയില്ലാതെ ലോകത്തിൽ ഒരു രാജ്യത്തും പ്രവേശന അനുമതി കിട്ടില്ല എന്നാൽ അവർക്കു മുകളിൽ ആരെങ്കിലും ഉണ്ടോ ഒന്നു സംസാരിക്കാൻ എന്ന് ഞാൻ ആരാഞ്ഞു. പരിഹാസോത്മകമായി അവർ പറഞ്ഞു, എന്നാൽപോയി കമ്മീഷണറെ കാണാൻ ആകട്ടെ' എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ "എന്നാൽ ചെല്ല്, കിട്ടുന്നതുകൂടി വാങ്ങിക്കോ" എന്ന് പറഞ്ഞിട്ട് ഒരു പോലീസുകാരനെ കൂട്ടി എന്നെ കമ്മീഷണറുടെ ഓഫീസിലേക്കു കൊണ്ടുപോയി. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനായിരുന്നു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു വിസയില്ലാതെ ഇറക്കുവാൻ നിയമമില്ല. എന്നാൽ എന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മൂന്നു ദിവസത്തേക്ക് ഒരു പെർമിറ്റ് തരാം. അതിനുള്ളിൽ വിസ ഇവിടെ കൊണ്ടുവന്നു കാണിക്കണം. അല്ലെങ്കിൽ തിരിച്ചുപോകണം നന്ദി പറഞ്ഞു ഞാൻ വെളിയിൽ ഇറങ്ങി. പറഞ്ഞ സമയത്തിൽ ഞാൻ വിസ എത്തിച്ചു കാണിച്ചു. എന്നാൽ മടങ്ങി പോന്നപ്പോൾ അതുപോലെ തന്നെ പ്രശ്നമുണ്ടായി. കാരണം എന്റെ പാസ്‌പോർട്ടിൽ എൻട്രി രേഖപ്പെടുത്തിയിരുന്നില്ല. എമിഗ്രേഷൻ ഓഫീസർ എന്നെ തടഞ്ഞു വച്ചു. എന്റെ ലഗേജ് ഇറക്കി വയ്ക്കാൻ പറഞ്ഞു. ആ കമ്മീഷണർ തന്നിരുന്ന അദ്ദേഹത്തിന്റെ പേർസണൽ ഫോൺ നമ്പറിൽ രാത്രി ഒന്നര മണിക്ക് അദ്ദേഹത്തെ ഞാൻ വിളിച്ചു. ഉറക്കത്തിലായിരുന്നെങ്കിലും അദ്ദേഹം ഫോൺ എടുത്തു. ആദ്യം മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന് ഓഫീസറോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. എല്ലാം ശുഭം. അങ്ങനെ ചില മനുഷ്യസ്നേഹികളും സർക്കാർ സർവീസിലുണ്ട്. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല വൈന്‍ വരുത്തിയ വിന (മേരി മാത്യു മുട്ടത്ത്) നാസയുടെ ബഹിരാകാശ ദൗത്യത്തിൽ അനിൽ മേനോനും ട്രാന്‍സ്ജന്റര്‍ യുവതി കാലിഫോര്‍ണിയായില്‍ കൊല്ലപ്പെട്ടു. യു.എസ്സില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന 50-ാമത്ത ട്രാന്‍സ് വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ജ്യാമിതിയിലെ തന്നെ ഏറ്റവും ലളിതമായ രൂപങ്ങളിൽ ഒന്നോണല്ലോ കോണുകൾ. കോണിനെ അളക്കുന്നത് എങ്ങനെയെന്നു നോക്കാം. ഒരു പൊതുബിന്ദുവിൽ നിന്നും ആരംഭിക്കുന്ന രണ്ടു നേർരേഖകൾ ഉൾപ്പെടുന്ന ജ്യാമിതീയ രൂപമാണ് കോൺ. ഈ പൊതുബിന്ദുവിനെ ശീർഷം എന്നും രേഖകളെ ഭുജങ്ങൾ വിളിക്കുന്നു. ഒരു ബിന്ദുവിൽ കൂട്ടിമുട്ടുന്ന രണ്ടു നേർവരകൾ തമ്മിലുള്ള ചരിവാണ് കോൺ എന്നും പറയാറുണ്ട്. കോണിന്റെ വലിപ്പത്തെയും കോൺ എന്നു തന്നെയാണ് പറയുന്നത്. ഡിഗ്രി, റേഡിയൻ എന്നീ യുണിറ്റുകളിലാണ് കോൺ അളക്കാറുള്ളത്. രണ്ടു നേർവരകൾക്ക് പൊതുവായ ഒരഗ്രം (ശീർഷം) ഉണ്ടെങ്കിൽ അങ്ങനെയുണ്ടാകുന്ന ജ്യാമിതീയ രൂപം ഒരു കോൺ അണെന്നു പറഞ്ഞല്ലോ. രണ്ടു നേര്‍വരകളും ഒന്നിനോടൊന്നു ചേര്‍ന്നിരുന്നാൽ കോൺ രൂപപ്പെടുന്നില്ല, അഥവാ കോണിന്റെ അളവ് പൂജ്യമാണെന്നു കരുതാം. ഇരു വരകളിലെയും (ശീർഷമൊഴികെയുള്ള) ബിന്ദുക്കൾ തമ്മിൽ അകലാൻ തുടങ്ങുന്നതോടെ, വരകൾ തമ്മിൽ ഒരു ചരിവ് രൂപപ്പെടുന്നു അഥവാ കോണ് രൂപപ്പെടുന്നു. ചരിവ് കൂടുന്തോറും കോണും വലുതായി വരുന്നു. ഒരു കോണിന്റെ ഭുജങ്ങൾ തമ്മിലുള്ള ചരിവിനെയും കോണളവായി കണക്കാക്കാറുണ്ട്. ഉദാഹരണത്തിന് ചിത്രത്തിൽ OA, OB എന്നീ രണ്ടു വരകൾ O എന്ന ബിന്ദുവിൽ ചേര്‍ന്നിരിക്കുന്നു. OA യിലെ ഒരു ബിന്ദുവിൽ നിന്നും OB-യിലേക്കുള്ള ലംബദൂരം കണക്കാക്കാൻ സാധിക്കും. ഉദാഹരണത്തിന് OA-യിലെ P എന്ന ബിന്ദൂവിൽ നിന്നും OB യിലേക്കുള്ള ലംബദൂരമാണ് PQ. ലംബദൂരത്തെ ഉയരം എന്നും വിളിക്കാം. ഉദാഹരണത്തിന് ഇവിടെ O എന്ന ശീര്‍ഷത്തിൽ നിന്നും P യിലേക്കുള്ള ദൂരം OP-യും ആ ദൂരത്തിൽ നിന്നും OB-യിലേക്കുള്ള ഉയരം PQ-ഉം ആണ്. ചിത്രം നിരീക്ഷിച്ചാൽ ചരിവ് കൂടുന്തോറും ഉയരം കൂടി വരുന്നതായി കാണാം. ഒരേ കോണിന്റെ തന്നെ വ്യത്യസ്തദൂരങ്ങളിലേക്കുള്ള ഉയരങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിത്രത്തിൽ AP എന്ന ദൂരം 4 യൂണിറ്റും PX എന്ന ഉയരം 2യൂണിറ്റുമാണ്. AQ എന്ന ദൂരം 8യുണിറ്റും QY എന്ന ഉയരം 4യൂണിറ്റുമാണ്. അതുപോലെ AR എന്ന ദുരം 10 യൂണിറ്റും RZ എന്ന ഉയരം 5യുണിറ്റുമാണ്. ദൂരത്തിനനുസരിച്ച് ഉയരം വ്യത്യാസപ്പെടുമെങ്കിലും ഉയരത്തെ അകലം കൊണ്ടു ഹരിച്ചുകിട്ടുന്ന സംഖ്യ വ്യത്യാസപ്പെടുന്നില്ല. ഒരു കോണിന്റെ ഒരു ഭുജത്തിലെ ഏതൊരു ബിന്ദുവിൽ നിന്നും മറ്റേ ഭുജത്തിലേക്കുള്ള ഉയരവും ശീർഷത്തിൽ നിന്നും ആ ബിന്ദുവിലേക്കുള്ള ദൂരവും തമ്മിൽ ഹരിച്ചുകിട്ടുന്നത് ഒരു സ്ഥിരസംഖ്യ ആയിരിക്കും. ഈ സ്ഥിരസംഖ്യയാണ് കോണിന്റെ ചരിവ്. അതായത് ഇവിടെ തന്നിട്ടുള്ള ചിത്രത്തിലെ കോണിന്റെ ചരിവ് ½ ആണ്. ചരിവിനെ ശതമാനമായും പറയാറുണ്ട്. ½ എന്നതിനെ 50% എന്നും പറയാമല്ലോ. റോഡിന്റെയും മറ്റും ചരിവ് ശതമാനമായാണ് കാണിക്കാറുള്ളത്. റോഡിന്റെ ചരിവ് 25% എന്നൊരു ബോർഡുകണ്ടാൽ അതിനർത്ഥം ഓരോ 100മിറ്റര്‍ മുന്നോട്ടുപോകുമ്പോഴും ഉയരം 25മീറ്റർ വർദ്ധിക്കുന്നു എന്നാണ്. കോണിന്റെ ശീർഷത്തെ കേന്ദ്രമാക്കി അതിന്റെ ഒരു ഭൂജം ചുറ്റിത്തിരിയുന്നു എന്നിരിക്കട്ടെ, ഭുജം തിരിയുംതോറും അതിലെ ബിന്ദുക്കൾ വൃത്താകൃതിയിൽ സഞ്ചരിക്കാൻ തുടങ്ങുമല്ലോ. ഒരു ബിന്ദു ഒരു വൃത്തം പൂര്‍ത്തിയാക്കുമ്പോൾ ഭുജം വീണ്ടും പഴയസ്ഥാനത്ത് എത്തിയിരിക്കും. ക്ലോക്കിലെ ഒരു സൂചി ഒരു സ്ഥാനത്തുനിന്നും കറങ്ങാനാരംഭിച്ച് വീണ്ടും അതേ സ്ഥാനത്ത് എത്തിച്ചേരുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താം. സൂചിയുടെ തിരിവിനെ, ആകെവൃത്തത്തിന്റെ എത്രഭാഗം അത് തിരിഞ്ഞു എന്നതുമായി ബന്ധപ്പെടുത്തി അളക്കാൻ സാധിക്കും. ഉദാഹരണത്തിന് സൂചി നേരെ എതിർഭാഗത്തെത്തുമ്പോൾ ആകെ വൃത്തത്തിന്റെ പകുതി (½) ഭാഗം പൂര്‍ത്തിയാക്കിയിരിക്കും. സൂചി അതിന്റെ ആദ്യസ്ഥാനത്തിന് ലംബമായി എത്തുമ്പോഴാകട്ടെ, ആകെ വൃത്തത്തിന്റെ കാൽഭാഗം (¼) ആയിരിക്കും പൂർത്തിയാക്കിയിരിക്കുക. ഒരു പൂർണ്ണ വൃത്തം പൂര്‍ത്തിയാക്കുമ്പോൾ 360 ഡിഗ്രി തിരിഞ്ഞതായാണ് പുരാതന ഗണിതജ്ഞർ കണക്കാക്കിയിരുന്നത്. ഡിഗ്രി എന്ന യൂണിറ്റിനെ ‘°’ എന്ന ചിഹ്നം കൊണ്ടു സൂചിപ്പിക്കുന്നു. അപ്പോൾ പകുതി വൃത്തം പൂർത്തിയാക്കാൻ 180° തിരിയണം. കാൽ വൃത്തം പൂർത്തിയാക്കാൻ 90° തിരിയണം. ഈ തിരിവിനെ കോണിന്റെ അളവായും കണക്കാക്കാം. ഉദാഹരണത്തിന് ഒരു വൃത്തത്തിന്റെ പകുതിയും വൃത്തകേന്ദ്രവും ഉൾപ്പെടുന്ന കോണിന്റെ അളവ് ½ X 360° 180°ആയിരിക്കും. ഒരു വൃത്തത്തിന്റെ കാൽഭാഗവും വൃത്തകേന്ദ്രവും ഉൾപ്പെടുന്ന കോണിന്റെ അളവ് ¼ X 360° 90°ആയിരിക്കും. ഇപ്രകാരം ഒരു വൃത്തത്തെ 6 തുല്യഭാഗങ്ങളാക്കിയാൽ അതിലൊരു ഭാഗം വൃത്തകേന്ദ്രത്തിലുണ്ടാക്കുന്ന കോൺ ⅙ X 360° 60° ആയിരിക്കുമല്ലോ. വൃത്തത്തിന്റെ അളവ് 360° ആയ കഥ സാധാരണ അളവുകൾ 10, 100, 1000 എന്നിങ്ങനെ 10ന്റെ കൃതികളായാണ് പറയാറുള്ളത്. ഉദാഹരണത്തിന് 1000 മീറ്ററാണല്ലോ ഒരു കിലോ മീറ്റർ. എന്നാൽ വൃത്തത്തിന്റെ അളവ് 360 ഡിഗ്രിയായാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനെ സംബന്ധിച്ച് രണ്ടുതരത്തിലുള്ള വാദങ്ങളാണുള്ളത്. ഭൂമി സൂര്യനെ ചുറ്റിക്കറങ്ങുമ്പോൾ, ഭൂമിയിൽ നിന്നു നിരീക്ഷിക്കുന്ന നമുക്ക് സൂര്യൻ ആകാശത്തിലെ നക്ഷത്രങ്ങൾക്കിടയിലൂടെ വൃത്താകൃതിയിൽ സഞ്ചരിക്കുന്നതായാണ് തോന്നുന്നത്. അതായത് സൂര്യൻ, അതിന്റെ സമീപസ്ഥ നക്ഷത്രങ്ങളിൽനിന്നും പ്രതിദിനം അകന്നു പോകുന്നതായി തോന്നുന്നു. അങ്ങനെ ഒരു നക്ഷത്രത്തിൽ നിന്നും അകന്നു പോകുന്ന സൂര്യൻ, ആകാശഗോളത്തിലൂടെ വൃത്താകൃതിയിൽ സഞ്ചരിച്ച്, വീണ്ടും അതെ നക്ഷത്രത്തോടൊപ്പം എത്താൻ ഒരു വര്‍ഷമെടുക്കും. ഇതിനെ ഏകദേശം 360 ദിവസങ്ങളായാണ് പുരാതന മനുഷ്യൻ കണക്കാക്കിയത്. അപ്പോൾ സൂര്യൻ ഓരോ ദിവസവും ആകെ വൃത്തത്തിന്റെ 360ൽ ഒരു ഭാഗം വീതം പൂര്‍ത്തിയാക്കുമല്ലോ. അതിനെ ഒരു ഡിഗ്രിയായും ആകെ വൃത്തത്തെ 360° ആയും കണക്കാക്കി എന്നതാണ് ആദ്യത്തെ വാദം. വർഷത്തിന്റെ അളവ് 365¼ ദിവസം എന്നു കണ്ടെത്തിയെങ്കിലും വൃത്തത്തിന്റെ ഡിഗ്രി അളവ് 360 ആയി തുടര്‍ന്നു. സമഭുജതൃകോണത്തിന്റെ കോണളവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ വാദം. ഒരേ വലിപ്പമുള്ള മൂന്നു കമ്പുകൾ ചേര്‍ത്ത് ഒരു ത്രികോണമുണ്ടാക്കിയാൽ ആ ത്രികോണത്തിന്റെ കോണുകളെല്ലാം, ലോകത്തെവിടെയും തുല്യമായിരിക്കുമല്ലോ. ഏതൊരാൾക്കും അളവുപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ ഒരേ അളവിൽ സൃഷ്ടിക്കാൻ കഴിയുന്ന കോണാണ് ഒരു സമഭുജ ത്രികോണത്തിന്റെ ഒരു കോണ്. അതിനാൽ അതിനെ കോണുകള ുടെ സാർവ്വത്രിക ഏകകമായി എടുക്കാവുന്നതാണ്. ഇങ്ങനെയുണ്ടാകുന്ന കോൺ പക്ഷേ സാമാന്യം വലിയ ഒന്നാണ്. അതിനാൽ അന്നത്തെ സമ്പ്രദായം അനുസരിച്ച് ഈ കോണിനെ 60 തുല്യഭാഗങ്ങളാക്കി വിഭജിച്ചു. 60 അടിസ്ഥാനമായ സംഖ്യാ സമ്പ്രദായം അന്ന് ഏറെ പ്രചാരത്തിലുണ്ടായിരുന്നല്ലോ. മണിക്കൂറിനെയും മിനിറ്റിനെയുമൊക്കെ 60 ഭാഗങ്ങളായാണല്ലോ വിഭജിച്ചിട്ടുള്ളത്. 2,3,4,5,6,10,12,15,20,30 എന്നീ സംഖ്യകൾകൊണ്ടെല്ലാം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 60 എന്നതാണ് അതിന്റെ പ്രത്യേകത. അങ്ങനെ സമഭുജ ത്രികോണത്തിന്റെ ഒരു കോണിന്റെ 1/60 ഭാഗം കോണിന്റെ യൂണിറ്റ് അളവായി മാറി. ഒരു വൃത്തകേന്ദ്രത്തിൽ 6 സമഭുജ ത്രികോണങ്ങൾ ഉൾപ്പെടുത്താനാകും. അങ്ങനെ വൃത്തത്തിന്റെ ആകെ അളവ് 360° ആയി എന്നതാണ് രണ്ടാമത്തെ വാദം. ഈ വാദത്തിനാണ് കൂടുതൽ സ്വീകാര്യത കിട്ടിടിട്ടുള്ളത്. കോണിനെ മറ്റൊരു രീതിയിലും അളക്കാം. കോൺ ഉൾക്കൊള്ളുന്ന വൃത്തഭാഗം അതിന്റെ ആരത്തിന്റെ എത്രമടങ്ങാണ് എന്നു കണക്കാക്കുകയാണ് ഈ രീതി. വൃത്തത്തിന്റെ ഒരു ഭാഗത്തെ ചാപം എന്നാണല്ലോ വിളിക്കുന്നത്. ചാപത്തിന്റെ നീളം s, അതിന്റെ ആരം r എന്നിവ ആണങ്കിൽ, ആ ചാപം ഉൾക്കൊള്ളുന്ന കോണിന്റെ അളവ് s/r ആയിരിക്കും. ഈ അളവിന്റെ യൂണിറ്റ് റേഡിയൻ ആണ്. x റേഡിയൻ എന്ന അളവ് x rad എന്നെഴുതും. ഒരു പൂർണ്ണവൃത്തത്തിന്റെ ചുറ്റളവ് 2πr ആണെന്ന് അറിയാമല്ലോ. അപ്പോൾ ഒരു പൂർണ്ണവൃത്തത്തിന്റ റേഡിയൻ അളവ് 2πr ÷ r 2π റേഡിയൻ ആണ്. അതുപോലെ അർദ്ധവൃത്തത്തിന്റെ കോണളവ് π റേഡിയനും കാൽ വൃത്തത്തിന്റെ റേഡിയൻ അളവ് π/2 റേഡിയനും ആയിരിക്കും. ഒരു കോണിന്റെ റേഡിയൻ അളവിനെ 180/π കൊണ്ടു ഗുണിച്ചാൽ അതേ കോണിന്റെ ഡിഗി അളവ് കിട്ടും. അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്ന SI യൂണിറ്റ് വ്യവസ്ഥയിൽ കോണിന്റെ യുണിറ്റായി റേഡിയനെ ആണ് അംഗീകരിച്ചിട്ടുള്ളത്. എന്നിരുന്നാലും റേഡിയൻ താരതമ്യേന വലിയ ഒരു അളവായതിനാൽ സാധാരണ ആവശ്യങ്ങൾക്കായി ഡിഗി അളവുകളാണ് ഉപയോഗിക്കുന്നത്. 2021 ജൂൺ 29 ലെ മാതൃഭൂമി പത്രത്തിലെ വിദ്യ യിൽ പ്രസിദ്ധീകരിച്ചത്. Previous Postരാത്രിയിലാണോ കൊറോണ ഇരപിടിക്കുന്നത്? രാത്രികാല കര്‍ഫ്യൂ പ്രഹസനമാണോ?Next Postഗ്രഹങ്ങളെ കാണ്ടിട്ടുണ്ടോ? ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക പള്ളി ക്വയർ അംഗങ്ങളുമായി പോയ ബസ് പ്രളയ ജലത്തിൽ ഒലിച്ചു പോയി; കെനിയയിലുണ്ടായ അതിദാരുണ അപകടത്തിൽ ബസിലുണ്ടായിരുന്ന 23 പേർ കൊല്ലപ്പെട്ടു: വീഡിയോ കാണാം പാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ? ഇന്തോനേഷ്യയിലെ അഗ്നി പർവ്വത സ്‌ഫോടനത്തിൽ മരണം 14 ആയി; ഗർഭിണികൾക്ക് അടക്കം 57 പേർക്ക് പരിക്കേറ്റു; ചാരത്തിൽ മൂടി ഒരു ഗ്രാമം കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങി; തട്ടിപ്പിന് കൂട്ട് ഐഎഎസുകാരനും സെക്രട്ടറിയേറ്റ് ജീവനക്കാരനും; ആരോപണ വിധേയർ ഇടുക്കി നേതാക്കൾ; റിട്ടേ എസ് ഐയ്ക്ക് നീതി കിട്ടുമോ? ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് 16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ അമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം; അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ മോദി; പുട്ടിൻ ഡൽഹിയിൽ എത്തുമ്പോൾ കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത് ഒഡീഷയെ 2-1ന് കീഴടക്കി; ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്: വിജയ ശിൽപികളായി വാസ്‌കെസും പ്രശാന്തും വാസ്‌കെസ് മുന്നിലെത്തിച്ചു; പകരക്കാരനായി ഇറങ്ങി ലീഡ് ഉയർത്തി പ്രശാന്ത്; സീസണിലെ ആദ്യ വിജയം കുറിച്ച് ബ്ലാസ്റ്റേഴ്സ്; ഒഡിഷ എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വാങ്കഡെയിൽ ശുഭ്മൻ ഗില്ലിന്റെ ബൗണ്ടറി; പിന്നാലെ വാങ്കഡെയിൽ 'സച്ചിൻ, സച്ചിൻ' വിളികൾ; വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; കാരണം സാറയുമായുള്ള പ്രണയമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു വാംഖഡെയിൽ വിക്കറ്റ് വേട്ട തുടർന്ന് സ്പിന്നർമാർ; മൂന്നാം ദിനം ന്യൂസീലൻഡ് അഞ്ച് വിക്കറ്റിന് 140 റൺസ് എന്ന നിലയിൽ; ജയിക്കാൻ കിവീസിന് വേണ്ടത് 400 റൺസ്; ഇന്ത്യക്ക് അഞ്ച് വിക്കറ്റും; മുംബൈ ടെസ്റ്റിൽ കോലിയും സംഘവും ജയത്തിനരികെ പ്രണയത്തിന്റ പേരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് പ്രമേയമാക്കി ഹ്രസ്വ സിനിമ; സാമൂഹിക ബോധവൽക്കരണവുമായി 'അവൾ' പുറത്തിറങ്ങി കുഞ്ഞിളം കയ്യിൽ ഒലിവിലയും ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം വാഹനങ്ങൾ കൂട്ടിയിടിച്ച് ആളിക്കത്തി; ഉയർന്നു പൊങ്ങിയ തീയിൽ നിന്നും ട്രക്കിന്റെ വിൻഡ് സ്‌ക്രീൻ തകർത്ത് ഡ്രൈവറെ രക്ഷപ്പെടുത്തി സൈക്കിളുകാരൻ: അത്ഭുത രക്ഷപ്പെടലിന്റെ വീഡിയോ കാണാം വീടിനുള്ളിൽ അലങ്കരിച്ച ക്രിസ്മസ് ട്രീയിൽ വിഷ പാമ്പ്; പേടിച്ചരണ്ട് ഒരു കുടുംബം: വീഡിയോ കാണാം മുഖ്യമന്ത്രിയുടെ ഉപദേശക ആയപ്പോൾ മലയാളികൾ പരിഹസിച്ചു വിട്ട സാമ്പത്തിക വിദഗ്ധ ഇനി ഐഎംഎഫ് തലപ്പത്ത്; ഗീതാ ഗോപിനാഥ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്ക്; ഓമിക്രോൺ കാലത്തെ മാക്രോ ഇക്കണോമിക് വെല്ലുവിളികൾ നേരിടാൻ മലയാളി സാമ്പത്തിക വിദഗ്ധ ഒമിക്രോൺ ഭീതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിടിഞ്ഞു; ഒപ്പെക്കിനെ മര്യാദ പഠിപ്പിക്കാനുള്ള ജോ ബൈഡന്റെ നീക്കവും ഭാഗിക വിജയം; ഒമിക്രോണും കരുതൽ ശേഖരം തുറന്ന അമേരിക്കയുടെ നടപടിയും ക്രൂഡ് വിപണിയിൽ ചാഞ്ചാട്ടത്തിന് കാരണമായി; വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ തങ്ക അങ്കി ഘോഷയാത്രയ്ക്ക് 22ന് തുടക്കമാകും; തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും 26നും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ 'ഒരുപാട് പേരുടെ അധ്വാനത്തിൽ എടുത്ത സിനിമയാണ്; വ്യാജ പതിപ്പുകൾ ഒട്ടേറെ ജീവിതങ്ങളെ തകർക്കുന്ന പ്രവർത്തിയാണ്; അറിഞ്ഞോ അറിയാതയോ അത്തരം കോപ്പികൾ കാണരുത് ഫേസ്‌ബുക്ക് ലൈവിൽ മോഹൻലാൽ സഹോദരന്റെ വിവാഹ വിരുന്നിൽ ഭക്ഷണം ബാക്കിയായി; റെയിൽവേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത് യുവതി; സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു അച്ഛന് ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരുതിയത് കോവിഡിന്റെ അനന്തരഫലങ്ങളാകുമെന്ന്; പരിശോധന ഫലം കണ്ടപ്പോൾ ശരിക്കും ഭയന്നു; അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഒടുവിൽ ഞാൻ ആ തീരുമാനം എടുത്തു; അച്ഛന്റെ ജീവൻ രക്ഷിച്ച അനുഭവം പങ്കുവെച്ച് മകളുടെ കുറിപ്പ് വൈറലാകുന്നു അണിയറ പ്രവർത്തകർക്ക് ബിഗ്‌സല്യൂട്ടെന്ന് ജൂഡ് ആന്റണി; മലയാള സിനിമ ഇത്രത്തോളം എത്തിയതിൽ അഭിമാനമെന്ന് നവ്യ നായർ; അയാൾ ജീവിക്കുന്നത് ഇന്നാട്ടിലെ സാധാരണക്കാരന്റെ മനസിലാണെന്ന ഡയലോഗ് പങ്കുവെച്ച് സഹനിർമ്മാതാവ്; മരക്കാറിന്റെ അഭിപ്രായം പങ്കുവെച്ച് താരങ്ങൾ കൊലപ്പുള്ളിയുടെ വേഷത്തിൽ കഴുത്തിൽ കുരിക്കിട്ട മുതുക്കാട് നേരെ താഴെക്കൊരു ചാട്ടം ചിരിച്ചു കൊണ്ട് മുതുകാടിന്റെ തിരിച്ചുവരവും ലാലേട്ടന്റെ നടക്കാതെ പോയ ബേണിഗ് ഇല്യൂഷൻ; ഗോപിനാഥ് മുതുകാട്, വിശ്വമാന്ത്രിക വേദിയിലെ ഒരു അതികായനാണ് താങ്കൾ, മാജിക് മതിയാക്കരുത്: ഡോ. മുഹമ്മദ് അഷ്റഫ് എഴുതുന്നു രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിൽ നിന്നാരംഭിച്ച ജംഗിൾ സഫാരി ട്രിപ്പിന് മികച്ച പ്രതികരണം; ആലുവ -മൂന്നാർ രാജപാതയുടെ പ്രധാന ഭാഗങ്ങളിലൂടെ സഫാരി; ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ആന്റണി ജോൺ എംഎൽഎ പുതിയ കാലത്ത് പുത്തൻ പരിവേഷത്തിൽ സ്വിഫ്റ്റ്; എസ്യുവി രൂപം സ്വീകരിക്കാനൊരുങ്ങി സ്‌പോർട്ടി ഹാച്ച് പുതിയ പതിപ്പുകളെത്തുക അടുത്ത വർഷം അവസാനവും 2023ലുമായി കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് കന്നഡ നടനും നിർമ്മാതാവും സംവിധായകനുമായ ശിവറാം അന്തരിച്ചു; വിടവാങ്ങിയത് ആറു പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്ന താരം പേരമകൻ വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു ബാക്കിയാവുന്നത് ആലാപനത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ; തോപ്പിൽ ആന്റോ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊച്ചിയിൽ; നിലച്ചത് ഗാനമേളരംഗത്ത് അലകളുയർത്തിയ സ്വരമാധുര്യം പെരുമണ്ണിലെ കണ്ണീരോർമകൾക്ക് 13 വയസ്; അപകടത്തിൽ പൊലിഞ്ഞ 10 കുരുന്നുകൾക്ക് പ്രണാമം അർപ്പിക്കാൻ സ്മൃതി മണ്ഡപത്തിൽ എത്തിയത് നാടൊന്നാകെ; ദുരന്തം ഉണ്ടായത് കുട്ടികൾ സ്‌കൂൾ വിട്ട് വരിവരിയായി വീട്ടിലേക്ക് നടന്നുപോകവേ ഓപ്പറേഷൻ ട്വിൻസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗോ ഡാഡിയിൽ! വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ! ഇലക്ഷൻ കമ്മീഷൻ സൈറ്റിൽ നിന്നും ആർക്കും ഡൗൺ ലോഡ് ചെയ്യാവുന്ന വിവരങ്ങൾ ചെന്നിത്തല മോഷ്ടിച്ച് വിദേശത്ത് കൈമാറി; ഗുരുതര ആരോപണവുമായി സിപിഎം; സൈബർ ലോകത്ത് ചെന്നിത്തലയെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദം തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ വോട്ടർ പട്ടിക ആർക്കു വേണമെങ്കിലും ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഈ പട്ടിക ഡൗൺലോഡ് ചെയ്‌തെടുത്ത് മറ്റൊരു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഡാറ്റാ മോഷണമാണോ? ഏതായാലും അങ്ങനെ ഒരു ആരോപണം ഉയർത്തുകയാണ് സിപിഎം. വോട്ടർ പട്ടികയിലെ വിവരങ്ങൾ സിംഗപൂർ വെബ്‌സൈറ്റിൽ ചെന്നിത്തല അപ്ലോഡ് ചെയ്തത് ഡാറ്റാ മോഷണമാണെന്നാണ് ആരോപണം. സിപിഎം നേതാവ് എംഎ ബേബി തന്നെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നു. അതിനിടെ ചെന്നിത്തലയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ കാമ്പൈൻ സജീവമാണ്. അപ്പോൾ ചോദ്യം വളരെ ലളിതമാണ് 1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് 2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് 3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ? കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്‌ളീഷേ ഡയലോഗായിരുന്നു 'data is the new oil അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് ശബരി അന്ന് 'എന്റെ ഡാറ്റ എന്റെ അവകാശം' എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് ഇതാണ് സിപിഎം അനുഭാവികൾ ഉയർത്തുന്ന വാദം. ഈ പോസ്റ്റ് വൈറലായതിന് പിന്നാലെയാണ് ആരോപണവുമായി എംഎ ബേബി രംഗത്ത് വന്നത്. ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടർമാരുടെ പട്ടിക ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പുറം ലോകത്ത് എത്തിച്ചത്. എന്നാൽ ഇപ്പോൾ പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് വലിയ വിവാദത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ പോസ്റ്റിന് 13 മണിക്കൂർ പിന്നിടുമ്പോൾ ഇരുപത്തിരണ്ടായിരം റിയാക്ഷൻസാണ് ഉള്ളത്. എന്നാൽ മലയാളത്തിൽ ചെന്നിത്തലയിട്ട പോസ്റ്റുകൾക്ക് ലൈക്ക് വന്നിരിക്കുന്നതുകൊറിയയിൽ നിന്നും വിയറ്റ്നാമിൽ നിന്നുമെല്ലാമാണ്. സ്ഥലമേതാണെന്ന് കൃത്യമായി വാളിൽ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. കൊറിയൻ ഭാഷയോട് സാമിപ്യമുള്ള പേരുകളാണ് ഇതിൽ കൂടുതലും. ഇവരിൽ പലരും മലയാളികളല്ലെന്നും മലയാളികളായ മ്യൂച്ചൽ ഫ്രണ്ട്സ് പോലും ഇല്ലെന്നും ഈ പ്രൊഫൈലുകളിൽ ചെന്നു നോക്കിയാൽ മനസിലാകും. ചെന്നിത്തലയുടെ മുൻ പോസ്റ്റുകൾക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ചെന്നിത്തലയെ പുകഴ്‌ത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് രമേശ് ചെന്നിത്തല സമർത്ഥനായ ഒരു രാഷ്ട്രീയ നേതാവാണെന്നാണ് എന്റെ അഭിപ്രായം. ഈ ഇരട്ട വോട്ട് ആരോപണത്തിലൂടെ അദ്ദേഹം നേടിയതെന്താണെന്നുനോക്കൂ 1. പണമില്ലാത്ത യുഡിഎഫിനുള്ള സൗജന്യ മീഡിയാ വാർത്താ പ്രസൻസ് വിലയിട്ടാൽ വളരെ വലിയ പരസ്യങ്ങളേക്കാൾ ഇമ്പാക്റ്റാണ് അതുണ്ടാക്കിയത് 2. കള്ളവോട്ട് എന്നൊന്നുണ്ടെന്ന് തോന്നിപ്പിക്കൽ അത് സ്വിങ് വോട്ടർമാരെ സ്വാധീനിക്കാൻ പോന്ന ഒന്നാണ്. 3. ഇടതുപക്ഷം ജയിച്ചാലും അതൊരു ന്യായമായ വിജയമായിരുന്നില്ല എന്ന് തോന്നിപ്പിക്കാനുള്ള പൊതുബോധ നിർമ്മാണം 4. ഇലക്ഷൻ കമ്മീഷനെക്കൊണ്ട് താൻ ഉന്നയിച്ചതിൽ ഒരു ഭാഗമെങ്കിലും ശരിയാണെന്ന് അംഗീകരിപ്പിക്കൽ അതിനാൽ അവസാനം പ്രസിദ്ധീകരിച്ച ഇരട്ടവോട്ടുകളുടെ എണ്ണം പെരുപ്പിക്കലിനെ ശ്രദ്ധക്കുറവുകൊണ്ടുണ്ടായ അബദ്ധമായി കാണുന്നത് ശരിയല്ല. ഓൺലൈനിലെ കുറച്ചുപേർ മാത്രമേ ഫാക്റ്റ് ചെക്ക് ഒക്കെ നോക്കാൻ നിൽക്കൂ. അവർക്കുമുന്നിൽ മണ്ടനാവുന്നത് ചെന്നിത്തലയ്ക്ക് ഉത്തരവാദിത്വത്തിൽ മാറിനിൽക്കാനും സാങ്കേതിക സഹായം നൽകുന്നവരുടെ തെറ്റ് ഏറ്റെടുക്കാതിരിക്കാനും അവസരം നൽകും. നിസ്സാര ചെലവിലായിക്കും ഇതൊക്കെ നേടിയെടുത്തതും. ഷർട്ട് പിന്നിയിടലിനും പുരപ്പുറത്ത് ജനം കയറലിനും കുഞ്ഞൂഞ്ഞ് വാർത്തകൾക്കും അപ്പുറം ഡിജിറ്റൽ സത്യാനന്തരകാലത്തേയ്ക്ക് എന്തൊരു അജണ്ട നിർമ്മാണമാണ് ഇതെന്നു നോക്കൂ. രമേശ് ചെന്നിത്തല ഉമ്മഞ്ചാണ്ടിയെ പിന്തള്ളി കോൺഗ്രസ്സിന്റെ അജണ്ട സെറ്റർ ആവുക കൂടിയാണ് കാണുന്നത്. വിജയിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് കൊഴിഞ്ഞേക്കും അണികൾ എന്ന് കരുതുന്ന ഒരു പാർട്ടിയിൽ സ്വന്തം അണികളെയെങ്കിലും ആ കള്ളവോട്ടില്ലായിരുന്നെങ്കിൽ എന്ന് വിശ്വസിപ്പിക്കാനായി ഒരു വഴി കണ്ടുവെയ്ക്കുന്നത് ഒരു നേതൃലക്ഷണമാണ്. അതുകൊണ്ട് ഓൺലൈനിലെ ഇടതുപക്ഷ അനുഭാവികൾ മണ്ടത്തരമെന്ന് ചിത്രീകരിക്കുമ്പോഴും രമേശ് ചെന്നിത്തല മനസ്സിൽ ഊറിച്ചിരിക്കുകയായിരിക്കും.. വോട്ടർ വിവരത്തിലെ വിവാദത്തിൽ കുറ്റപ്പെടുത്തൽ പോസ്റ്റ് നിങ്ങളെല്ലാവരും രമേശ് ചെന്നിത്തല ഇരട്ടവോട്ടിന്റെ ലിസ്റ്റ് പുറത്തുവിട്ട കാര്യം അറിഞ്ഞിരിക്കും എന്റെ മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയുടെ വീട്ടിൽ തന്നെ ഇരട്ടവോട്ട് ഉണ്ട് എന്നതാണ് ലിസ്റ്റ് നോക്കിയപ്പോൾ ആദ്യം കണ്ട കോമഡി അതൊക്കെ അവിടെ നിൽക്കട്ടെ അതിലെ വിവരങ്ങളുടെ മെറിട്ടിനെപ്പറ്റി പറയാനല്ല ഈ പോസ്റ്റ് ഞാൻ രമേശ് ചെന്നിത്തല വിവരങ്ങൾ പുറത്തുവിട്ട വെബ്‌സൈറ്റിന്റെ വിവരങ്ങൾ തപ്പുകയായിരുന്നു 1: ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ളൊരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ രമേശ് ചെന്നിത്തല കൊടുത്തത് ? 2:വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് cross border data transfer റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ പെർമിഷൻ വച്ചാണ് നിങ്ങൾ ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് കൊടുത്തത് ? 3: ഏത് വ്യക്തിഗത കൺസെന്റ് വെച്ചിട്ടാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ? കൃത്യം ഒരുകൊല്ലം മുൻപ് ശബരിനാഥന്റെ ചർച്ചകളിലെ ക്‌ളീഷേ ഡയലോഗായിരുന്നു 'data is the new oil അതിൽ ശബരി ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഇക്കാര്യത്തിൽ എന്താണ് ശബരിയുടെയൊക്കെ അഭിപ്രായം എന്നും അറിയേണ്ടതുണ്ട് ശബരി അന്ന് 'എന്റെ ഡാറ്റ എന്റെ അവകാശം' എന്നോമറ്റോ പറഞ്ഞുകൊണ്ടൊരു പ്രൊഫൈൽ ഫ്രെയിം മാറ്റുന്ന കാമ്പയിനും ഒപ്പുശേഖരണവുമൊക്കെ നടത്തിയിരുന്നു അതേ ശബരിയുടെ നേതാവാണ് നാലരലക്ഷം പേരുടെ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് രമേശ് ചെന്നിത്തല അന്ന് പറഞ്ഞതുപോലെ 'ഡാറ്റ വിറ്റു' എന്നൊന്നും ഞാൻ പറയുന്നില്ല വിൽക്കാൻ മാത്രം മൂല്യം അതിനില്ല പക്ഷെ രമേശ് ചെയ്തത് തെറ്റായ കാര്യമാണ് കാരണം വോട്ടർ ഐഡി എന്നത് സെൻസിറ്റീവ് പേർസണൽ ഇൻഫർമേഷൻ ആണ് അത് ഒരുകാരണവശാലും ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോയി സ്റ്റോർ ചെയ്യാൻ പാടില്ലാത്തതാണ് ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണത് രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ് സ്വകാര്യതയും, ഡാറ്റ ഈസ് ദി ന്യൂ ഓയിൽ എന്ന ക്‌ളീഷേ ഡയലോഗുമൊക്കെ ചർച്ചയിൽ പറയാൻ മാത്രമുള്ളതല്ല എന്നേ എനിക്ക് പ്രതിപക്ഷത്തോട് പറയാനുള്ളൂ ഡാറ്റയുടെ കാര്യത്തിൽ വലിയ വെപ്രാളം കാണിച്ചിരുന്ന മാധ്യമങ്ങളുടെ നിലപാടും ഇതിൽ അറിയേണ്ടതുണ്ട് സ്വന്തം ചെന്നിത്തല ചെയ്തതായതുകൊണ്ടു പ്രശ്‌നമില്ല എന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല വാൽക്കഷ്ണം: ഇത് CDN (Content Delivery Network) ആണെന്ന ന്യായവുമായൊന്നും ദയവായി വരരുത് ആ സൈറ്റ് വെറും നൂറോ ഇരുന്നൂറോ pdf ഫയലുകൾ മാത്രമുള്ള ഒന്നാണ് അതിനുവേണ്ടി CDN ഉണ്ടാക്കാനൊന്നും ആരും നിൽക്കില്ല CDN ന്റെയൊക്കെ ഉപയോഗം വേറെയാണ് നാലും മൂന്നും ഏഴ് ഡോക്യുമെന്റ് ഫയലുകൾക്കൊന്നും ആരും CDN ഉണ്ടാക്കില്ല രമേശ് ചെന്നിത്തലയെ പിന്തുണച്ച് ജി ശക്തിധരൻ എഴുതിയ ഫെയ്‌സ് ബുക്ക് കുറിപ്പ് കേരളം കണ്ടിട്ടുള്ള ഏറ്റവും അപകടകാരിയായ മനുഷ്യൻ ആരെന്ന് ചോദിച്ചാൽ കമ്മ്യുണിസ്റ്റ്കാർക്ക് ഇപ്പോൾ ഒറ്റ ഉത്തരമേയുണ്ടാവൂ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ കുറിയ മനുഷ്യന്റെ ശരീരഭാഷയും നിൽപ്പും നടപ്പും നോട്ടവും എല്ലാം കമ്മ്യുണിസ്റ്റ്കാർക്ക് ഇപ്പോൾ ചതുർഥിയാണ്. താൻ പത്രപ്രസ്താവനയോ പത്രസമ്മേളനമോ നടത്തിയാൽ അതിന്റെ ചൂടാറും മുമ്പേ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നിരന്തര തെറി അഭിഷേകം തുടങ്ങും എന്ന് പരിതപിക്കുന്നത് പ്രതിപക്ഷ നേതാവ് തന്നെയാണ്. ആയിരക്കണക്കിനു സൈബർ പോരാളികൾ അവരുടെ തട്ടകങ്ങളിൽ അതിന് കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുകയാണ് കോഴി ഇതാ മുട്ടയിട്ടു ഉടൻ ഇറങ്ങിക്കോ' എന്നാണ് സബൈർ സഖാക്കൾ ഇതിന് കൈമാറുന്ന സന്ദേശം. കേട്ട പാതി കേൾക്കാത്ത പാതി സൈബർ കൂലിപ്പട കാപ്‌സ്യുളുകൾ തുടർന്ന് വർഷിച്ചു കൊണ്ടിരിക്കുമത്രേ. തെരുവിൽ കാണുന്ന കാളികൂളി സംഘം മാത്രമല്ല, കോളജ് പ്രൊഫസർമാർ, പാർട്ടി പത്രത്തിലും അതിന് പുറത്തുമുള്ള മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ഈ വേട്ടയ്ക്ക് ഉണ്ട്. അതിൽ ചിലർക്ക് നല്ല പ്രതിഫലവും കിട്ടുന്നുണ്ട്. എന്തു കാരണത്താലാണ് മുഖ്യമന്ത്രി മുതൽ സൈബർ പോരാളി വരെയുള്ളവർ ചെന്നിത്തലയെ ഭയപ്പെടുന്നത്? ഒറ്റതിരിച്ച് ഇങ്ങിനെ വേട്ടയാടുന്നത്? പ്രതിപക്ഷ നേതാവിനെ എങ്ങിനെ വേണമെങ്കിലും തേജോവധം ചെയ്യാം എന്നൊരു അവകാശം ഇതിനകം ഭരണപക്ഷം തീറെഴുതി എടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് വ്യാജവോട്ടുകൾ പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നതോടെ നിൽക്കക്കള്ളിയില്ലാതായപ്പോൾ അദ്ദേഹത്തിന്റെ അമ്മ കള്ളവോട്ട് ചേർത്തു എന്ന് ആക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് അടക്കം ഒരു കൂസലുമുണ്ടായില്ല. സർവകലാശാല വിദ്യാർത്ഥികൾക്ക് അനധികൃത മാർക്ക് നൽകിയ വിവാദം കത്തി നിന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ജലീൽ തിരിച്ചടിച്ചത്, പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്റെ മകന്റെ സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂ നടന്നപ്പോൾ രഹസ്യമായി ഡൽഹിയിലെത്തി മാർക്ക് കൂട്ടിയിടീക്കാൻ ശ്രമിച്ചു എന്നായിരുന്നു. മുഖ്യമന്ത്രിയെ പോലും അത് വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ഇത്രയ്ക്ക് പ്രതിപക്ഷ നേതാവിനെ ഭയപ്പെടുന്നത്? ഒരു കല്ലെടുത്ത് മറ്റൊരു കല്ലിൽ പ്രതിഷ്ഠച്ചിട്ടാണ് ശ്രീനാരായണ ഗുരു സ്വന്തം ദൈവത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് പറഞ്ഞതുപോലെ ഒരു വോട്ടറെ തന്നെ അടുത്തവീട്ടിലെയും അതിന്റെ അടുത്ത വീട്ടിലെയും പിന്നെയും കാണുന്ന വീട്ടിലെയും വോട്ടറായി വെച്ചു കൊണ്ടാണല്ലോ പിണറായി വിജയൻ തുടർഭരണ സ്വപ്നം നെയ്‌തെടുക്കുന്നത്. എന്നാൽ അവിടെയും കയറി കുഴപ്പമുണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ്! വോട്ടർപട്ടികയിൽ ഇനി ശുദ്ധികലശം നടത്തുന്നത് ഒന്ന് കാണട്ടെ എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി വീമ്പടിക്കുന്നത്. ഗാന്ധിജിയെ കൊന്നത് ഗോദ്‌സെയാണോ എന്ന് എപ്പോഴും സംശയിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയസംഹിതയുടെ മേധാവിത്വത്തിൻ കീഴിലാണ് നാം ജീവിക്കുന്നത്. പ്രതിപക്ഷ നേതാവാണോ ശരിയെന്ന മറ്റൊരു സംശയം കൂടി ഇവിടെ കൂട്ടിച്ചേർക്കണമെങ്കിൽ അത് വളരെ എളുപ്പമാണ്. അതാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ആരാധക വൃന്ദവും ചെയ്തുകൊണ്ടിരിക്കുന്നത്. എം ശിവശങ്കറിലൂടെയും സ്വപ്നാ സുരേഷിലൂടെയും പുതിയ ആശയങ്ങളും കർമ്മ പദ്ധതികളും മാധ്യമങ്ങളുടെ ഒത്താശയോടെ നമ്മളെ പഠിപ്പിക്കുകയായിരുന്നു പിണറായി വിജയൻ. അതാണ് നമ്മെ ഇവിടെ കൊണ്ടെത്തിച്ചത്. അവരെ അതിൽ ചിലരെ പുറംതള്ളേണ്ടിവന്നപ്പോൾ ആ ദൗത്യം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. അങ്ങിനെയാണ് ആഴക്കടലിൽ ചെന്ന് പതിച്ചത്.മാർക്‌സിസത്തിന് മലിനീകരണം സംഭവിച്ചു കഴിഞ്ഞാൽ പതനം കടലിലോ ആകാശത്തോ എന്ന ഭേദമില്ല. പിണറായി വിജയനെപ്പോലെ ഇത്ര നല്ല നേതാവ് വേറെയില്ലെന്നും അദ്ദേഹം ചെയ്യുന്നത് മാത്രമാണ് ശരിയെന്നും വിശ്വസിക്കുന്നവരുണ്ട്. പിണറായി വിജയൻ പറയുന്നതാണ് വികസനം. താൻ നടക്കുന്ന പാതയെല്ലാം വികസനപാതയായി സങ്കൽപ്പിച്ചു തന്റെ മെതിയടി പിന്തുടരണമെന്ന് അദ്ദേഹം ശഠിച്ചാൽ അത് നടന്നെന്ന് വരില്ല. ഞാൻ പപ്പടം പൊട്ടിച്ചവനാണെന്ന് ഒരാൾ വീമ്പ് പറയുമ്പോൾ അതിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ ഒരു ചെറു പുഞ്ചിരി മാത്രം കാഴ്‌ച്ചവെക്കുന്ന പ്രകൃതമാണല്ലോ രമേശ് ചെന്നിത്തലയുടേത്. മാധ്യമങ്ങൾക്ക് ക്രൂശിക്കാൻ എപ്പോഴും ഒരാളെങ്കിലും വേണം. ഒന്നുകിൽ സരിത അല്ലെങ്കിൽ സ്വപ്ന അതുമല്ലെങ്കിൽ എം ശിവശങ്കർ അങ്ങിനെ അങ്ങിനെ. മാധ്യമങ്ങൾക്ക് ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നവരെ ചിലപ്പോൾ നിർദയം വക്രീകരിക്കേണ്ടിവരും. അതാണ് കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ കയ്യിൽ ഒരു പിണറായി വിജയൻ ഉണ്ടെങ്കിൽ രണ്ടോ അതിലേറെയോ രമേശ് ചെന്നിത്തലമാരുടെ കഥകഴിക്കാം. ഇത് മറ്റൊരു തരത്തിൽ വിജയൻ മാഷ് മുമ്പ് പറഞ്ഞിട്ടുണ്ട്.നിങ്ങളുടെ കയ്യിൽ രണ്ട് പേജ് നുണയുണ്ടെങ്കിൽ ആറു പേജുള്ള പത്രം ഇറക്കാം. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. മാധ്യമങ്ങളുടെ കൗതുകകരമായ 'അവയവദാനമാണ്' ചാനൽ സർവേകളുടെ പേരിൽ കേരളത്തിൽ അരങ്ങേറുന്നത്. സർവേഫലത്തിൽ സമ്പൂർണ്ണ വിജയം ആണ് വേണ്ടതെങ്കിൽ കോടികൾ, കോടികൾ കൈമാറണം. വൃക്കയോ കരളോ പോലെ ഏതെങ്കിലും ഒന്ന് മതിയെങ്കിൽ അതിനനുസരിച്ച് തുക കുറയും. അതിന് ചേരുന്ന ചോദ്യാവലികൾ മുന്നോട്ടുവെക്കും.മുഖ്യമന്ത്രി പദത്തിൽ എത്തണമെന്ന് എത്രശതമാനം പേരാണ് ആഗ്രഹിക്കുന്നതെന്ന് മാത്രം വോട്ടെടുപ്പ് നടത്തി പ്രഖ്യാപിച്ചാൽ മതിയെങ്കിൽ അതിനനുസരിച്ച പ്രതിഫലം കൊടുത്താൽ മതിയാകും. കെ എം മാണി ബാർ കോഴ സമയത്ത് വീട്ടിൽ സൂക്ഷിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നത് നോട്ടെണ്ണൽ യന്ത്രമായിരുന്നുവെങ്കിൽ ഇവിടെ നോട്ട് എണ്ണലും വോട്ട് ഇരട്ടിപ്പിക്കലും ചേർന്ന പുതിയ യന്ത്രമാണ് ചാനലുകളിൽ ഉപയോഗത്തിലുള്ളത്. ഈ യന്ത്രങ്ങൾ വഴിയാണ് സർവേ ഫലം പുറത്തുവരുന്നത്. ഒന്നിൽക്കൂടി നോട്ടും മറ്റൊന്നിൽ കൂടി വോട്ടും. കേരളത്തിൽ കഴിഞ്ഞ രണ്ടോമൂന്നോ വർഷത്തെപ്പോലെ ഇത്രയേറെ കൊടിയ അഴിമതികൾ താണ്ഡവനൃത്തം ആടിയ കാലമുണ്ടായിട്ടുണ്ടോ? അഴിമതി എന്ന വിഷയത്തിൽ നിന്ന് കേരളത്തിലെ വൻകിട മാധ്യമങ്ങൾ സൗകര്യപൂർവ്വം ഒഴിഞ്ഞപ്പോൾ ആണ് പ്രതിപക്ഷ നേതാവ് ആ വിഷയം ഏറ്റെടുക്കുന്നത്. അത് ഒറ്റപ്പെട്ട ഒരു സംഭവമായി കെട്ടടങ്ങും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പൂരപ്പറമ്പിലെ അമിട്ട് പോലെ ഒന്നിന് പുറകെ മറ്റൊന്നായി ബോംബുകൾ പൊട്ടിത്തുടങ്ങിയത്. മാധ്യമങ്ങൾ ഈ കുംഭകോണങ്ങൾ ജനശ്രദ്ധയിൽ നിന്ന് മറച്ചു പിടിക്കാൻ നിപ്പയും പേമാരിയും മഹാമാരിയും മറ്റും തരാതരം പോലെ ഉപയോഗിച്ചു സർക്കാരിന് താൽക്കാലിക ആശ്വാസം നൽകി.അതിനു തക്ക പ്രതിഫലവും കിട്ടി. കഴിഞ്ഞ അഞ്ചുവർഷം പത്രപ്രവർത്തനത്തിൽ വന്ന മാറ്റം എന്താണ് എന്ന് അറിയണമെങ്കിൽ, എളുപ്പ മാർഗ്ഗം, രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ് എന്താണെന്ന് പഠിച്ചാൽ മതി. മാധ്യമപ്രവർത്തനത്തിലെ ആ മാറ്റം തിരിച്ചറിയാൻ ഒറ്റ ഉദാഹരണം പറയാം. ജനങ്ങളെ ഗൗരവതരമായി ബാധിക്കുന്ന സംഭവങ്ങളെ അതിന്റെ കാഠിന്യം കുറച്ചു ചെറിയ നോവലുകളോ കഥകളോ ആക്കി ആക്കി മാറ്റുന്ന റിപ്പോർട്ടിങ് രീതിയിലേക്ക് മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. പെരുമ്പാവൂരിൽ ജിഷ എന്ന കോളജ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിനെതിരെ ഉയർന്ന ജനരോഷത്തിൽ നിന്നു കൂടിയാണല്ലോ പിണറായി വിജയൻ മന്ത്രിസഭ ജന്മം കൊണ്ടത്. അന്നത്തെ പ്രതിപക്ഷത്തിന് ആ വിഷയത്തിൽ ഇടപെടാൻ ഇടം ഉണ്ടായിരുന്നു. അങ്ങിനെ ആയിരുന്നു അന്നത്തെ വാർത്തകൾ. എന്നാൽ ഈ ഭരണത്തിൽ വാളയാറിലെ രണ്ടുബാലികമാരുടെ സംശയകരമായ മരണം സംഭവിച്ചപ്പോൾ അതിൽ ആരും ഇടപെട്ട് സമയം കളയണ്ട എന്ന കഥാ നിർമ്മിതികൾ ആരംഭിച്ചു. സർക്കാർ അങ്ങിനെ രക്ഷപ്പെട്ടു. പിന്നെ നിഗൂഡതകൾ, ഗൂഢാലോചനകൾ. ഇതാണ് വാർത്തകളിലെ മാറ്റം. ആ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന കണ്ണുനീർ തുള്ളികൾ അവിടെത്തന്നെ ഘനീഭവിച്ചു നിൽക്കുകയും ലേഖകന്മാരുടെ ഇക്കിളി കഥകൾ പകരം വെക്കുകയും ചെയ്തു. അവിടെയാണ് ഒരു പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ഇടപെടൽ രമേശ് ചെന്നിത്തലയുടെ കാര്യത്തിൽ വേണ്ടുവോളം ഉണ്ടായോ എന്നതിൽ രണ്ടഭിപ്രായം ഉണ്ടാകാം. ഒരു ഇടതുപക്ഷ ഭരണത്തിൽ പ്രതിപക്ഷം യുദ്ധം ചെയ്യേണ്ടത് എപ്പോൾ എവിടെനിന്നെന്ന് ്തിരിച്ചറിഞ്ഞ മറ്റൊരു പ്രതിപക്ഷ നേതാവിനെ എനിക്ക് ചൂണ്ടിക്കാട്ടാനില്ല. ഇന്ത്യൻ പാർലമന്റിന്റെ ഇരുസഭകളും കേരള നിയമസഭയും ദീർഘകാലം റിപ്പോർട്ട് ചെയ്ത അനുഭവത്തിൽ നിന്നാണ് ഞാനിത് പറയുന്നത്.ഇടതുപക്ഷം അതിന്റെ അടിസ്ഥാന തത്വങ്ങൾ ബലികഴിക്കുമ്പോഴാണ്, വില്ല് കുലയ്‌ക്കേണ്ടതെന്നു പഠിപ്പിച്ചത് രമേശ് ചെന്നിത്തല തന്നെയാണ്.അതാണ്ഭരണാധികാരികളെ പരിഭ്രാന്തിയിലാഴ്‌ത്തിയത്. അതിന്റെ പല രൂപകങ്ങളാണ് നാം പോരാട്ട ഭൂമികയിൽ കണ്ട സ്പ്രിങ്ങ്‌ലർ മുതൽ ഓരോന്നും. ഇവിടെ പാർട്ടികൾ ഹെലികോപ്റ്ററിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ടപ്പോഴും രമേശ് ചെന്നിത്തല പഴയ രമേശ് ചെന്നിത്തലയായി തുടർന്നു. പ്രതിപക്ഷ നേതാവിന് ഒരു പുതിയ നിർവചനം നൽകുകയാണ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ചെയ്തത്.നമ്മൾക്ക് അത് കാണാതിരിക്കാം. പക്ഷെ നിന്ദിച്ചുകൂടാ. രമേശ് ചെന്നിത്തല ഉയർത്തിയ വിഷയങ്ങൾക്ക് അദ്ദേഹത്തിന്റേതായ വ്യക്തിത്വം കൈവന്നു കഴിഞ്ഞു എന്നതാണ് സത്യം. അതിന് ബദലായി മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന വിഷയങ്ങൾക്ക് കോർപ്പറേറ്റ് വ്യക്തിത്വമേ ഉണ്ടാകൂ. ഇവിടെയാണ് ഇടതുപക്ഷ ആശയങ്ങൾക്ക് മലിനീകരണം സംഭവിക്കുന്നത്. മാർക്‌സിസം ജീർണിച്ചാൽ പിണറായിസം ആയി മാറുമെന്നതാണ് നാം ഓർക്കേണ്ടത് ആ ഘട്ടമെത്തിയാൽ പിന്നെ അത് പശ്ചിമ ബംഗാളോ ത്രിപുരയോ ആയി നിലം പൊത്തും. പിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല നാലണ മെമ്പർഷിപ്പിൽ ചെന്നിത്തല ഒളിപ്പിച്ചു വയ്ക്കുന്നത് അവഗണനയിലെ വേദന ആയിരം കോടിയുടെ കള്ളക്കച്ചവടം തുറന്നുകാട്ടി ചെന്നിത്തല വീണ്ടും ഇനി എന്തെല്ലാം സർക്കാർ ചെയ്യുമെന്ന് കണ്ടറിയണം; ചെന്നിത്തല ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല: ചെന്നിത്തല മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ രാത്രിയിൽ വെള്ളം എത്തുന്നത് അറിയുന്നതു പോലും വൈകി; മുന്നറിയിപ്പ് തരാൻ ഫയർഫോഴ്സോ പൊലീസിസോ എത്തുന്നതും പേരിനു മാത്രം; പൊലീസ് ജീപ്പ് ഹോൺ മുഴക്കിയാണ് നാട്ടുകാർക്ക് അപായ സൂചന നൽകുന്നത്; രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടരുന്നു; മുല്ലപ്പേരിയാറിലെ ചതി തുറന്ന് പറഞ്ഞ് തീരവാസികൾ സാർ ഇത് തകരും ലക്ഷങ്ങൾ മരിക്കും കാലിൽ വന്ദിക്കാം അപേക്ഷയാണ് രാജ്യസഭയിലെ കണ്ണന്താനത്തിന്റെ യാചനയും വെറുതെയായി; സുർക്കി ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കാൻ എന്തും ചെയ്യാൻ മടികാണിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിൽ രാത്രിയിൽ ഷട്ടർ തുറക്കൽ തുടരുമ്പോൾ നാഗാലാൻഡ് വെടിവെപ്പ്; സംഘർഷത്തിൽ രണ്ട് മരണം; സൈനിക ക്യാമ്പിന് നേരെ ആക്രമണം; മോൺ ജില്ലയിൽ നിരോധനാജ്ഞ; കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും; വെടിവെപ്പ് അന്വേഷിക്കാൻ അഞ്ചംഗ സംഘം; കൊഹിമയിൽ നാളെ ഉന്നതതല യോഗം കടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞത്; ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്; സമൂഹ നന്മക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്; ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; എസ്എൻഡിപി തലപ്പത്ത് തുടരുമെന്ന സൂചനയുമായി വെള്ളാപ്പള്ളി രാജസ്ഥാനിലും ഓമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്ക്; വൈറസ് ബാധ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ നാല് പേർക്കും സമ്പർക്കത്തിൽ ഉൾപ്പെട്ടവർക്കും; രാജ്യത്ത് ആകെ കേസുകൾ 21 ആയി മഹാരാഷ്ട്രയിൽ ഏഴു പേർക്കു കൂടി ഓമിക്രോൺ; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നും എത്തിയ നാല് പേർക്കും സമ്പർക്കത്തിലുള്ള മൂന്ന് പേർക്കും; രാജ്യത്താകെ 12 കേസുകൾ; രോഗ വ്യാപനത്തിൽ ആശങ്ക മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ഒമ്പത് ഷട്ടറുകൾ തുറന്നു; കുത്തിയൊഴുകി വെള്ളം പുറത്തേക്ക്; ഒരു സെക്കന്റിൽ 7,300 ഘനയടി വെള്ളം ഒഴുക്കി കളയുന്നു; കൂടുതൽ ഷട്ടറുകൾ തുറക്കാനും സാധ്യത സംസ്ഥാനത്ത് ഇന്ന് 4450 പേർക്ക് കോവിഡ്; ആകെ കോവിഡ് മരണങ്ങൾ 41,600ലെത്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 57,722 സാമ്പിളുകൾ; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 21 വാർഡുകൾ സുരക്ഷാസേനയുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവം: നാഗാലാൻഡിൽ സംഘർഷാവസ്ഥ; മോൺ നഗരത്തിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം; ഇന്റർനെറ്റ് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് ഞാൻ പറയുന്നില്ല, എന്നെ വട്ടു കളിപ്പിച്ചു; ലാൽ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങൾ ഉന്നയിക്കണം എന്ന് പറഞ്ഞത്; അമ്മ ഒട്ടും സുതാര്യമല്ല, അച്ഛൻ പറഞ്ഞതിന് അപ്പുറമാണ്; അമ്മയ്‌ക്കെതിരെ വീണ്ടും ഷമ്മി തിലകൻ പള്ളി ക്വയർ അംഗങ്ങളുമായി പോയ ബസ് പ്രളയ ജലത്തിൽ ഒലിച്ചു പോയി; കെനിയയിലുണ്ടായ അതിദാരുണ അപകടത്തിൽ ബസിലുണ്ടായിരുന്ന 23 പേർ കൊല്ലപ്പെട്ടു: വീഡിയോ കാണാം പാർട്ടിയുടെ പേരിൽ മത്സരം വേണ്ടെന്ന് മുകേഷിനോട് ഉപദേശിച്ച് സിപിഎം; താര സംഘടനയിൽ രാഷ്ട്രീയ താൽപ്പമില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതുകൊല്ലം എംഎൽഎ മത്സരിച്ചാലും ജയിക്കില്ലെന്ന തിരിച്ചറിവിൽ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുകേഷ് മത്സരിച്ചേക്കില്ല; എല്ലാ ശ്രദ്ധയും മണിയൻ പിള്ള രാജുവിലേക്ക്; അമ്മയിൽ വോട്ടെടുപ്പ് നടക്കുമോ? കോളജിന് അനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപിഐ നേതാക്കൾ 86 ലക്ഷം രൂപ വാങ്ങി; തട്ടിപ്പിന് കൂട്ട് ഐഎഎസുകാരനും സെക്രട്ടറിയേറ്റ് ജീവനക്കാരനും; ആരോപണ വിധേയർ ഇടുക്കി നേതാക്കൾ; റിട്ടേ എസ് ഐയ്ക്ക് നീതി കിട്ടുമോ? ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് ഞൊടിയിടയിൽ ദക്ഷിണാഫ്രിക്കക്കാരൻ കോവിഡ് വ്യാപനം തുടരുന്നു; ഓരോ ദിവസവും മൂന്നും നാലും ഇരട്ടി പുതിയ രോഗികൾ; മരണസംഖ്യ ഉയരാത്തത് ആശ്വാസം; ഒട്ടും പേടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധരും സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; അപകടം ഉണ്ടായത് 1600 കിലോമീറ്റർ നീണ്ട യാത്ര പകുതി ദൂരം പിന്നിട്ടപ്പോൾ 16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ രാത്രിയിൽ വെള്ളം എത്തുന്നത് അറിയുന്നതു പോലും വൈകി; മുന്നറിയിപ്പ് തരാൻ ഫയർഫോഴ്സോ പൊലീസിസോ എത്തുന്നതും പേരിനു മാത്രം; പൊലീസ് ജീപ്പ് ഹോൺ മുഴക്കിയാണ് നാട്ടുകാർക്ക് അപായ സൂചന നൽകുന്നത്; രണ്ടാഴ്ചക്കാലമായി ഈ ദുരിതം തുടരുന്നു; മുല്ലപ്പേരിയാറിലെ ചതി തുറന്ന് പറഞ്ഞ് തീരവാസികൾ അമേരിക്ക പിന്മാറിയ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാനും ചൈനയും സ്വാധീനം ഉറപ്പിക്കുമ്പോൾ താലിബാൻ സർക്കാരിൽ സ്വാധീനമുള്ള റഷ്യയുമായി സഹകരണം ഇന്ത്യയ്ക്ക് അത്യാവശ്യം; അമേരിക്കയുമായി സൗഹൃദം ദിനംപ്രതി മെച്ചപ്പെടുമ്പോഴും പഴയ സുഹൃത്തായ റഷ്യയെ ചേർത്ത് പിടിക്കാൻ മോദി; പുട്ടിൻ ഡൽഹിയിൽ എത്തുമ്പോൾ സാർ ഇത് തകരും ലക്ഷങ്ങൾ മരിക്കും കാലിൽ വന്ദിക്കാം അപേക്ഷയാണ് രാജ്യസഭയിലെ കണ്ണന്താനത്തിന്റെ യാചനയും വെറുതെയായി; സുർക്കി ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കാൻ എന്തും ചെയ്യാൻ മടികാണിക്കാതെ തമിഴ്‌നാട്; മുല്ലപ്പെരിയാറിൽ രാത്രിയിൽ ഷട്ടർ തുറക്കൽ തുടരുമ്പോൾ ആ മിറർ സെൽഫി ചുംബനത്തിന് വിലയായി നൽകിയത് 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒൻപതു ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയും; ജാക്വിലിനായി നടിയുടെ ഭർത്താവ് ചെലവഴിച്ചത് പത്ത് കോടി! സുകേഷ് ബോളിവുഡിൽ പ്രിയങ്കരനായത് സമ്മാനം വാരിവിതറി പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഎം; രണ്ടുപേരുടെ ഫോണുകൾ നഷ്ടപ്പെട്ടു എന്ന് പറയുന്നത് ദുരൂഹത; മൻസൂറിനെ കൂട്ടിയതും ഗൂഢാലോചനയെന്ന് ആരോപണം; ക്വട്ടേഷൻ സംഘമെന്നതിന് തെളിവായി തട്ടിക്കൊണ്ട് പോകലും; പെരിങ്ങര സന്ദീപ് കൊലയിൽ ആറുമാസത്തെ കോൾ പരിശോധനയ്ക്കും നീക്കം സ്‌കൂളിൽ പോകാനുള്ള മടിമൂലം തട്ടിക്കൊണ്ടു പോയെന്ന് വ്യാജ പരാതി നൽകി; പൊലീസിനെ വട്ടം കറക്കി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ബ്രിട്ടീഷ് പൗരത്വവും രാജ്ഞിയുടെ പുരസ്‌കാരവും ലഭിക്കാൻ കോടികൾ പ്രിൻസ് ചാൾസ് ചാരിറ്റിക്ക് സംഭാവന ചെത സൗദി മുതലാളിയെ സൂക്ഷിക്കണമെന്ന് പിതാവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹാരി; മേഗന് വേണ്ടി രാജക്കുടുംബത്തെ തള്ളിയ രാജകുമാരൻ സ്വന്തം പിതാവിനെയും തള്ളി വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും നിർബന്ധിത പരിശോധന; ഇന്ന് ഉത്തരവിറങ്ങും രണ്ട് മണിക്കൂറിലേറെ തുടർച്ചയായി പെയ്ത മഴയിൽ കരകവിഞ്ഞ് പമ്പാ നദി; ഉറുമ്പിക്കരയിൽ ഉരുൾപൊട്ടിയെന്നു സംശയം; പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു വീട്ടിനുള്ളിൽ, ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു; മരിക്കുന്നതിന് മുമ്പ് തന്നെ ശല്യപ്പെടുത്തിയ യുവാവിന്റെ പേര് ബന്ധുക്കളോട് പറഞ്ഞ് സിന്ധു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ഒഡീഷയെ 2-1ന് കീഴടക്കി; ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്: വിജയ ശിൽപികളായി വാസ്‌കെസും പ്രശാന്തും ഇഡിയുടെ ലുക്ക് ഔട്ട് നോട്ടിസ്: നടി ജാക്വിലിൻ ഫെർണാണ്ടസിനെ വിമാനത്താവളത്തിൽ തടഞ്ഞു കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത് ആ മിറർ സെൽഫി ചുംബനത്തിന് വിലയായി നൽകിയത് 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒൻപതു ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ചയും; ജാക്വിലിനായി നടിയുടെ ഭർത്താവ് ചെലവഴിച്ചത് പത്ത് കോടി! സുകേഷ് ബോളിവുഡിൽ പ്രിയങ്കരനായത് സമ്മാനം വാരിവിതറി ഫോട്ടോഷൂട്ടിനായി എത്തിയ മോഡലിനെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തു; ആലപ്പുഴയിൽ ഒരാൾ അറസ്റ്റിൽ ഇത് താൻഡാ സുധാകരൻ സ്‌റ്റൈൽ! കെപിസിസി അധ്യക്ഷനോട് നേരിട്ടു മുട്ടിയ മമ്പറം ദിവാകരന്റെ പൊടി പോലുമില്ല; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് തൂത്തുവാരി യുഡിഎഫ്; മമ്പറത്തിന്റെ വിമത പാനലിന് സമ്പൂർണ തോൽവി; 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രി തലപ്പത്ത് നിന്ന് പടിയിറങ്ങി മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് ഞാൻ പറയുന്നില്ല, എന്നെ വട്ടു കളിപ്പിച്ചു; ലാൽ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങൾ ഉന്നയിക്കണം എന്ന് പറഞ്ഞത്; അമ്മ ഒട്ടും സുതാര്യമല്ല, അച്ഛൻ പറഞ്ഞതിന് അപ്പുറമാണ്; അമ്മയ്‌ക്കെതിരെ വീണ്ടും ഷമ്മി തിലകൻ ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടിസ്: നടി ജാക്വിലിൻ ഫെർണാണ്ടസിനെ വിമാനത്താവളത്തിൽ തടഞ്ഞു 16 വർഷം നീണ്ട ഭരണം ഒഴിഞ്ഞ് ഏയ്ഞ്ചെല മെർക്കെൽ; പുതിയ ചാൻസലർ ജർമ്മനിയെ കൂടുതൽ ഇടത്തോട്ട് നയിക്കും; 16 കഴിഞ്ഞവർക്ക് കഞ്ചാവ്; അഭയാർത്ഥികൾക്ക് സുസ്വാഗതം; ജർമ്മനി അടിമുടി മാറുമ്പോൾ എന്നെ സിനിമയിൽ നിന്നും മാറ്റാൻ ഒരു നടി ശ്രമിച്ചു; അടൂർ ഭാസിയുടെ ജോഡി ആകാൻ മടിച്ച് ഒരു സിനിമ വേണ്ടെന്ന് വച്ചിട്ടുണ്ട്; ജയൻ ഉണ്ടായിരുന്നെങ്കിൽ നസീറിനോളം വളർന്നേനെ; കോമഡിക്കാർക്ക് ലൊക്കേഷനിൽ അയിത്തം; വില്ലന്മാരാണ് സിനിമയിലെ നല്ല മനുഷ്യർ; പഴയകാലങ്ങൾ ഓർത്തെടുത്ത് ശ്രീലതാ നമ്പൂതിരി ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ വിസ്മയ കേസിൽ വമ്പൻ ട്വിസ്റ്റ്; വിസ്മയയെ കിരൺകുമാർ ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി മാധ്യമങ്ങൾ പുറത്തുവിട്ടത് വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ; മുഖത്തും കൈകളിലും പരിക്ക് പറ്റിയത് സഹോദരനുമായി തമാശയ്ക്ക് ഉണ്ടായ പിടിവലിയിൽ; വെളിപ്പെടുത്തൽ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം ഇത്തിരി കഞ്ഞി എടുക്കട്ടേ' സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രം ഈ ഡാമിൽ കോൺക്രീറ്റില്ല ഇത് സുർക്കി ഡാം ഇതു പൊട്ടുമെന്ന് ഉറപ്പ്; 35 ലക്ഷം മലയാളികൾ മരിക്കും; അഞ്ചു ജില്ലകൾ ഇല്ലാതാകും; ഞാൻ എല്ലാവരുടേയും കാൽ തൊട്ട് വന്ദിക്കാം അപേക്ഷയാണ് പുതിയ ഡാം വേണം; വെള്ളവും മീനും വൈദ്യുതിയും തമിഴ്‌നാട് എടുത്തോട്ടേ; മുല്ലപ്പെരിയാറിൽ രാജ്യസഭയിൽ കത്തി കയറി കണ്ണന്താനം ആൾദൈവമാകും മുമ്പ് ജീവിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിറ്റും ഹോട്ടലിൽ പാത്രം കഴുകിയും; അന്നേ പ്രവചിക്കുന്നത് ഒക്കെ കൃത്യമായി സംഭവിച്ചിരുന്നു; സിദ്ധി മനസിലാക്കി ചിത്രാനന്ദമയി അമ്മയായത് പത്ത് വർഷം മുമ്പ്; ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂർക്കാവിലെ ആൾദൈവത്തിന്റെ കഥ മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി 'ജവാൻ മദ്യം ഉണ്ടാക്കുന്ന' അമ്മ; പുളിക്കീഴ് ട്രാവൻകൂർ ഷുഗേഷ് ആൻഡ് കെമിക്കൽസിലെ അമ്മയുടെ ജോലി കളയിക്കാൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രമിച്ചത് വൈരാഗ്യമായി; സഖാവിന്റെ സ്വാധീനത്തിൽ പുഷ്പാമ്മയുടെ ജോലി പോകുമെന്ന ഭയത്തിലെ കൊല; സന്ദീപിനെ വകവരുത്തിയത് വ്യക്തി വൈരാഗ്യം മൂലം; പിടിയിലായവർ കൊടുംക്രിമിനലുകൾ വലിയ ഡോക്ടർ ആണ്; പറഞ്ഞിട്ട് എന്ത് കാര്യം; കയ്യിലിരിപ്പ് ശരിയല്ല; ഒടുവിൽ എല്ലാം ജനം കണ്ടു; പിന്നാലെ അറസ്റ്റും കേസും; മംഗ്‌ളുരുവിലെ ഡോക്ടർ രത്‌നാകർ കുടുങ്ങുമ്പോൾ വേലക്കാരിയിൽ ജനിച്ച കുട്ടിയെ ഉപേക്ഷിച്ച മാർക്സ്; ഒളിവിലായിരിക്കെ പതിനാലുകാരിക്ക് രണ്ടു കുട്ടികളെ കൊടുത്ത സ്റ്റാലിൻ; കുളിക്കാതെ ബന്ധപ്പെട്ട് ചർമ്മരോഗം പടർത്തിയ മാവോ; ഒളിവിലും ലൈഗികത അന്യമല്ലാതിരുന്ന കേരള നേതാക്കളും; അനുപമയെയും അജിത്തിനെ കുറ്റം പറയുന്നവർ ഇതും അറിയണം; കമ്യൂണിസ്റ്റ് നേതാക്കളുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക ജീവിതം! മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ഒരു ഡസനോളം ഗർഭനിരോധന ഉറകൾ; ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ; ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക; പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ; ഔഡിക്കാറിൽ എല്ലാ സൗകര്യങ്ങളും; മോഡലുകളുടെ അപകടത്തിന് പിന്നിൽ സൈജു തങ്കച്ചനോടുള്ള ഭയം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി മരക്കാർ ചിത്രത്തിന് എതിരെയുള്ള പ്രചരണം; മമ്മൂട്ടിക്കതിരെ പരസ്യ ഭീഷണിയുമായി മോഹൻലാൽ ഫാൻസ് സെക്രട്ടറി; ചെളിവാരിയെറിയാൻ ഞങ്ങൾക്കും സാധിക്കുമെന്ന് കുറിപ്പ്; പ്രതിഷേധം കനത്തപ്പോൾ മാപ്പ് പറഞ്ഞ് സെക്രട്ടറി വിമൽ കുമാർ സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | സൗരയൂഥത്തിൽ ഏതാണ്ട് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ മേഖലയാണ് ഛിന്നഗ്രഹ വലയം. ഛിന്നഗ്രഹങ്ങൾ എന്ന് വിളിക്കപ്പെടുന്ന അനിയതരൂപത്തിലുള്ള വളരെയധികം വസ്തുക്കൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ട്രോജൻ ഛിന്നഗ്രഹങ്ങൾ, ഭൂമിയോടടുത്ത ഛിന്നഗ്രഹങ്ങൾ എന്നിങ്ങനെ സൗരയൂഥത്തിന്റെ മറ്റ് മേഖലകളിലും ഛിന്നഗ്രഹങ്ങൾ ഉള്ളതിനാൽ ഈ ഛിന്നഗ്രഹ വലയത്തെ പ്രധാന ഛിന്നഗ്രഹ വലയം എന്ന് വിളിക്കാറുണ്ട്. പ്രധാന ഛിന്നഗ്രഹ വലയം (വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നു) ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് (Ceres 4 വെസ്റ്റ (4 Vesta 2 പാളസ് (2 Pallas 10 ഹൈഗീയ (10 Hygiea) എന്നീ അംഗങ്ങളുടെ ഭാഗമാണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്, അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്.[1][2][3][4] ഇതിൽ താഴോട്ട് വലിപ്പം കുറഞ്ഞ് പൊടിപടലങ്ങൾ വരെ ഈ മേഖലയിലുണ്ട്. ഈ ഛിന്നഗ്രഹ പദാർത്ഥങ്ങളെല്ലാം നേർത്തരീതിയിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്, ഏതാനും ബഹിരാകാശപേടകങ്ങൾ കേടുപാടുകൾ കൂടാതെ ഈ മേഖല കടന്ന് സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ഇവയ്ക്കിടയിലെ വലിയ അംഗങ്ങൾ തമ്മിൽ കൂട്ടിയിടികൾ നടക്കാറുണ്ട്, തൽഫലമായി സമാന പരിക്രമണ സ്വഭാവങ്ങളും ഘടനകളുമുള്ള ഒരു ഛിന്നഗ്രഹം കുടുംബം രൂപം കൊള്ളും. കൂട്ടിയിടികൾ ഫലമായി നേർത്ത ധൂളികളും രൂപം കൊള്ളാറുണ്ട്, രാശി പ്രഭ (zodiacal light) ഉണ്ടാവാൻ ഈ ധൂളികളും കാരണക്കാരാണ്. വലയത്തിലെ ഓരോ ഛിന്നഗ്രഹത്തേയും അവയുടെ വർണ്ണരാജിയനുസരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്, അവയിൽ ഭൂരിഭാഗത്തേയും മൂന്ന് തരമായി തിരിക്കാം: കാർബണീകം (carbonaceous, C-type സിലിക്കേറ്റ് (S-type ലോഹസമ്പുഷ്ടം (M-type) എന്നിവയാണവ. ആദി സൗരനെബുലയിൽ നിലനിന്നിരുന്നതും ഇന്നത്തെ ഗ്രഹങ്ങളുടെ മുൻഗാമികളായ ധൂമഗ്രഹപദാർത്ഥങ്ങൾ (planetesimals) വഴിയാണ് ഛിന്നഗ്രഹ വലയവും രൂപം കൊണ്ടിട്ടുള്ളത്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലെ ധൂമഗ്രഹപദാർത്ഥങ്ങൾ കൂടിച്ചേർന്ന് ഗ്രഹം രൂപം കൊള്ളുന്നതിനെ ഭീമൻ ഗ്രഹങ്ങളുടെ ഗുരുത്വബലങ്ങൾ അവയുടെ പരിക്രമണത്തിൽ സ്വാധീനം ചെലുത്തി തടയുകയായിരുന്നു. സങ്കീർണ്ണമായ കൂട്ടിയിടികളും നടക്കാറുണ്ടായിരുന്നു, ഒട്ടിച്ചേർന്ന് ഒരുമിച്ച് നിൽക്കുന്നതിനു പകരം അവ ചിതറിപ്പോകുകയും ചെയ്തു. ഇതൊക്കെ കാരണം സൗരയൂഥ രൂപീകരണത്തിനു ശേഷം ഈ വലയത്തിന്റെ നല്ലൊരു ശതമാനം പിണ്ഡവും നഷ്ടമായിട്ടുണ്ട്. ചില അംഗങ്ങൾ ആന്തരസൗരയൂഥത്തിലേക്ക് കടക്കുകയും ഉൽക്കാവർഷമായി ആന്തരഗ്രഹങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്യുന്നു. എപ്പോഴെല്ലാം ഈ ഛിന്നഗ്രഹങ്ങളുടെ പരിക്രമണം വ്യാഴത്തിന്റെ പരിക്രമണവുമായി അനുരണനത്തിലാകുന്നുവോ അപ്പോഴൊക്കെ അവ സംഭ്രാന്തമാകുന്നു (Perturbation ഇത്തരത്തിലുള്ള അനുരണനം ഫലത്തിൽ വരുന്ന പരിക്രമണ അകലങ്ങളിലെ അംഗങ്ങൾ ആ സ്ഥാനത്തു നിന്നും നീക്കപ്പെടുന്നതിനാൽ ആ ഭാഗത്ത് കിർക്ക്‌വുഡ് വിടവ് (Kirkwood gap) ഉണ്ടാവുന്നു. ഈ മേഖലയിലെ പോലെ സൗരയൂഥത്തിൽ ചെറിയ അംഗങ്ങൾ കാണപ്പെടുന്ന മറ്റ് മേഖലകളാണ് സെന്റോറസ് (centaurs കൈപ്പർ വലയം (Kuiper belt ഓർട്ട് മേഘം (Oort cloud) എന്നിവ. സീറീസിനെ കണ്ടെത്തിയ ഗിസെപ്പെ പിയസ്സി (Giuseppe Piazzi കുറേ കാലങ്ങളോളം സീറീസ് ഗ്രഹമായാണ് അറിയപ്പെട്ടത്, പിന്നീട് ഛിന്നഗ്രഹങ്ങളിൽ ഒന്നാമത്തേതായും ഇപ്പോൾ ഒരു കുള്ളൻ ഗ്രഹമായും കണക്കാക്കുന്നു. 1766 ൽ ചാൾസ് ബോണെറ്റിന്റെ Contemplation de la Nature[5] എന്ന കൃതിയുടെ വിവർത്തനത്തിൽ ജോഹൻ ഡാനിയേൽ ടൈറ്റസ്[6][7] ഗ്രഹങ്ങളുടെ വിതരണത്തിലുള്ള ക്രമത്തിന്റെ പാറ്റേണിനെ കൂറിച്ച് കുറിച്ചിട്ടുണ്ട്. 0 ൽ തുടങ്ങി ശേഷം 3, 6, 12, 24, 48 ഓരോ സംഖ്യയും ഇരട്ടിപ്പിക്കുന്നു) എന്നിങ്ങനെ ഒരു അനുക്രമമെടുക്കുകയും അതിലെ ഒരോന്നിനോടും 4 കൂട്ടി 10 കൊണ്ട് ഹരിക്കുകയും ചെയ്താൽ ലഭിക്കുന്ന അനുക്രമത്തിന് അന്നറിയുന്ന ഗ്രഹങ്ങളുടെ സൗരദൂരത്തിലുള്ള അകലങ്ങളോട് താദാമ്യം ഉണ്ടെന്ന വസ്തുതയായിരുന്നു അത്. ടൈറ്റസ്-ബോഡെ നിയമം എന്നറിയപ്പെടുന്ന ഈ പാറ്റേൺ അന്നറിയുന്ന ഗ്രഹങ്ങളായ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി തുടങ്ങിയവയുടെ സെമി-മേജർ അക്ഷം പ്രവചിക്കുകയും ചൊവ്വ, വ്യാഴം എന്നിവയ്ക്കിടയിലെ വിടവിൽ വേറൊന്നിനുള്ള സാധ്യത കാണിക്കുകയും ചെയ്തു എന്നാലും ഈ ഭാഗം കാലിയാക്കിയിടാൻ തന്നെയാണോ ദൈവം ഉദ്ദേശിച്ചിരിക്കുക? അങ്ങനെയാവില്ലെന്ന് കരുതുന്നു" എന്നാണ് ടൈറ്റസ് തന്റെ കുറിപ്പിൽ ചേർത്തിരിക്കുന്നത്.[6] 1768 ൽ ടൈറ്റസിന്റെ കുറിപ്പിലെ കാര്യം ജോഹൻ എലേർട്ട് ബോഡെ തന്റെ Anleitung zur Kenntniss des gestirnten Himmels എന്ന കൃതിയിൽ ടൈറ്റസിന് കടപ്പാട് നൽകാതെ പരമാശിക്കുകയും ചെയ്തു, ഇത് പലരും "ബോഡെയുടെ നിയമം" എന്നുമാത്രം വിളിക്കുന്നതിന് കാരണമായിട്ടുമുണ്ട്.[7] 1781 ൽ വില്യം ഹെർഷെൽ യുറാനെസിനെ കണ്ടെത്തുകയും ആ ഗ്രഹത്തിന്റെ സ്ഥാനവും ഈ നിയമം അനുസരിക്കുന്നെണ്ടെന്ന് കാണുകയും ചെയ്തപ്പോൾ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ വേറൊരു ഗ്രഹമുണ്ടായിരിക്കും എന്ന് ജ്യോതിശാസ്ത്രജ്ഞർ അനുമാനിക്കുകയും ചെയ്തു. 1800 ൽ ജ്യോതിശാസ്ത്രജ്ഞനായ ബാരോൺ ഫ്രാൻസ് സേവെർ അദ്ദേഹത്തിന്റെ അനുചരന്മാരിൽ 23 പേരെ "Lilienthal Society" എന്ന അനൗപചാരിക സംഘത്തിൽ ചേർത്തു. സൗരയൂഥത്തിന് ക്രമം വിശദീകരിക്കാൻ വേണ്ടി രൂപീകരിച്ച ഈ സംഘം "Himmelspolizei" അഥവാ ഖഗോള പോലീസ് എന്നറിയപ്പെട്ടു. ഹെർഷൽ, നേവിൽ മസ്കെലിൻ, ചാൾസ് മെസ്സിയർ, ഹെന്രിച്ച് ഓൽബെർസ് എന്നീ ശ്രദ്ധേയ വ്യക്തിത്വങ്ങൾ സംഘത്തിന്റെ ഭാഗമായിരുന്നു.[8] വിട്ടുപോയ ഗ്രഹത്തെ കണ്ടെത്തുന്നതിയായുള്ള തിരച്ചിലിന് ഒരോ ജ്യോതിശാസ്ത്രജ്ഞനും ഖഗോളത്തിന്റെ 15° ഭാഗം നിശ്ചയിക്കപ്പെട്ടിരുന്നു.[9] ഏതാനും മാസങ്ങൾക്ക് ശേഷം കഴിഞ്ഞപ്പോൾ തന്നെ ഈ ഖഗോള പോലീസിന്റെ അനുമാനങ്ങൾ ഉറപ്പിക്കുന്ന രീതിയിലുള്ള കണ്ടുപിടിത്തം സംഘാംഗമല്ലാത്ത ഒരാൾ നടത്തുകയും ചെയ്യുകയുണ്ടായി. സിസിലിയിലെ പാലെർമൊ സർവ്വകലാശാലയിലെ ജ്യോതിശാസ്ത്ര വിഭാഗ തലവനായ ഗിസെപ്പെ പിയസ്സി 1801 ജനുവരി 1 ന് ടൈറ്റസ്-ബോഡെ നിയമം പ്രവചിച്ച അതേ അകലത്തിൽ വളരെ ചെറിയ ഒരു വസ്തു നീങ്ങുന്നതായി കണ്ടെത്തി. അദ്ദേഹം അതിനെ റോമൻ ദേവതയായയുടെ നാമമായ സീറീസ് (Ceres) എന്ന് വിളിക്കുകയും ചെയ്തു. അതൊരു വാൽനക്ഷത്രമാണെന്നായിരുന്നു ആദ്യം പിയസ്സി കണക്കാക്കിയത്, പക്ഷെ വാൽനക്ഷത്രങ്ങൾക്കുണ്ടാവേണ്ട വാലിന്റെ അഭാവം അതൊരു ഗ്രഹമാണെന്ന അനുമാനത്തിലേക്കെത്തിച്ചു.[8] പതിനഞ്ച് മാസങ്ങൾക്ക് ശേഷം അതേ മേഖലയിൽ മറ്റൊരു വസ്തുവിനെ ഓൽബെർസ് കണ്ടെത്തി, അതിന് പാളസ് (Pallas) എന്ന് പിന്നീട് നാമകരണം ചെയ്യപ്പെട്ടു. മറ്റ് ഗ്രഹങ്ങളിൽ നിന്ന് വിഭിന്നമായി ദൂരദർശിനിയിൽ കൂടിയുള്ള വിപുലീകൃത വീക്ഷണത്തിൽ പോലും അവ പോട്ടുപോലെയേ കാണപ്പെടുന്നുണ്ടായിരുന്നുള്ളൂ, ദൂരദർശിനിയിൽ കൂടിയുള്ള വിപുലീകൃത വീക്ഷണത്തിൽ ഗ്രഹങ്ങൾ ഡിസ്ക് രൂപത്തിൽ വലിപ്പത്തിൽ തെളിഞ്ഞുവരും. വേഗത്തിലുള്ള ചലനം കാരണം അവയെ നക്ഷത്രങ്ങളിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാനും കഴിയുന്നുണ്ടായിരുന്നു. ഇതൊക്കെ കാരണം 1802 ൽ വില്യം ഹെർഷൽ അവയെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്ന് നിർദ്ദേശിക്കുകയും "നക്ഷത്ര സമാനമായ" എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ ആസ്റ്റീറോയിഡുകൾ (ഛിന്നഗ്രഹങ്ങൾ) എന്ന് വിളിക്കുകയും ചെയ്തു.[10][11] സീറീസ്, പാളസ് എന്നിവയെ തുടർച്ചയായ നിരീക്ഷണത്തിന് വിധേയമാക്കിയതിനു ശേഷം അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിലെത്തി:[12] ഗ്രഹങ്ങളെ പോലെയല്ല വാൽനക്ഷത്രങ്ങളുമല്ല, ഭാഷയിലെ ഏതെങ്കിലും വ്യവഹാരങ്ങളുപയോഗിച്ച് ഈ രണ്ട് നക്ഷത്രങ്ങളെ സൂചിപ്പിക്കുവാൻ സാധിക്കുമോ അവ ചെറിയ നക്ഷത്രങ്ങളെ പോലെയാണ് തോന്നിക്കുന്നത്. ഈ നക്ഷത്രസമാന രൂപത്തിൽ നിന്ന് അവയ്ക്ക് നൽകാൻ ഒരു പേര് ഞാനെടുക്കുന്നെങ്കിൽ അവയെ ആസ്റ്റീറോയിഡുകൾ എന്ന് വിളിക്കുന്നു; അവയുടെ പ്രകൃതിയോട് യോജിക്കുന്ന മറ്റൊന്നു കണ്ടെത്തുന്നത് വരെ ഈ പേര് മാറ്റാനുള്ള അവകാശം എന്നിൽ തന്നെ സംക്ഷിപ്തമാക്കുകയും ചെയ്യുന്നു. ഹെർഷൽ താൽക്കാലികമായി പേര് നൽകിയതെങ്കിലും ഏതാനും ദശകങ്ങളോളം ഈ രണ്ട് വസ്തുക്കളേയും ഗ്രഹങ്ങൾ എന്ന രീതിയിൽ തന്നെയായിരുന്നു പലരും സൂചിപ്പിച്ചത്.[5] പിന്നീട് നടത്തിയ നിരീക്ഷണങ്ങൾക്കിടയിൽ 1807 ൽ ആ മേഖലയിൽ പുതിയ രണ്ട് വസ്തുക്കൾ കൂടി ശ്രദ്ധയിപ്പെട്ടു: 3 ജൂനൊ (3 Juno 4 വെസ്റ്റ (4 Vesta) എന്നിവയായിരുന്നു അവ.[13] തുടർന്നുണ്ടാവേണ്ടിയിരുന്ന കണ്ടുപിടിത്തങ്ങളെ ആ സമയത്ത് നടന്ന നെപ്പോളിയൻ യുദ്ധങ്ങൾ താൽക്കാലികമായി ഇല്ലാതാക്കി.[13] പിന്നീട് 1845 വരെ ഈ മേഖലയിൽ വസ്തുക്കളെ കണ്ടെത്തിയില്ലായിരുന്നു, 5 ആസ്ട്രെ (5 Astraea) ആണ് അന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് കണ്ടുപിടിക്കുന്ന വസ്തുക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി, ഗ്രഹങ്ങളായി അവയെ എണ്ണുന്നത് തന്നെ ക്ലേശകരമായിത്തീർന്നു. പിന്നീട് 1850 കളുടെ തുടക്കത്തിൽ അലക്സാണ്ടർ വോൺ ഹംബോൾട്ടിന്റെ നിർദ്ദേശ പ്രകാരം അവയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും നീക്കുകയും പതുക്കെ ആസ്റ്റീറോയിഡുകൾ എന്ന വില്യം ഹെർഷലിന്റെ നാമകരണ രീതി പിന്തുടരാനും തുടങ്ങുകയുണ്ടായി.[5] 1846 ൽ സംഭവിച്ച നെപ്റ്റ്യൂണിന്റെ കണ്ടുപിടിത്തം ടൈറ്റസ്-ബോഡെ നിയമത്തിൽ ശാസ്ത്രജ്ഞർക്കുള്ള മതിപ്പ് ഇല്ലാതാകുന്നതിന് കാരണമായി, ടൈറ്റ്സ്-ബോഡെ നിയമം പ്രവചിച്ച ദൂരത്തിനടുത്തൊന്നും ആയിരുന്നില്ല നെപ്റ്റ്യൂൺ പരിക്രമണം ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇന്നുവരെ ആ നിയമത്തിന് ശാസ്ത്രീയമായ വിശദീകരണമൊന്നും കണ്ടെത്തിയിട്ടില്ല, അത് യാദൃച്ഛികമായി സംഭവിച്ചതാണെന്നാണ് മിക്ക ജ്യോതിശാസ്ത്രജ്ഞരുടേയും അഭിപ്രായം.[14] കൃത്യമായി ആരാണ് "ഛിന്നഗ്രഹ വലയം asteroid belt എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയതെന്ന് വ്യക്താമായി അറിവില്ലെങ്കിലും 1850 കളുടെ തുടക്കത്തിൽ തന്നെ ഈ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. 1850 ലെ അലക്സാണ്ടർ വോൺ ഹംബോൾട്ടിന്റെ കോസ്മോസ് ന്റെ വിവർത്തനത്തിൽ ഇത് ഇംഗ്ലീഷിൽ ഉപയോഗിച്ചിരുന്നതായി കാണാം.[15] റോബർട്ട് ജെയിംസ് മാനിന്റെ (Robert James Mann) സ്വർഗ്ഗ വിജ്ഞാനത്തിലേക്കുള്ള വഴികാട്ടി (A Guide to the Knowledge of the Heavens) എന്ന രചനയിലും സമാന സൂചനകൾ കാണാം.[16] അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനായ ബെഞ്ചമിൻ പെഴ്സ് (Benjamin Peirce) ഈ വാക്ക് കടമെടുക്കുകയും അതിന് നല്ല പ്രചാരം ലഭിക്കുന്നതിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.[17] 1868 ആയപ്പോഴേക്കും കണ്ടുപിടിക്കപ്പെട്ട ഛിന്നഗ്രഹങ്ങളുടെ എണ്ണം നൂറിൽ എത്തി. 1891 ൽ മാക്സ് വോൾഫ് ജ്യോതിർഛായാഗ്രഹണത്തിന് (astrophotography‌) തുടക്കം കുറിച്ചതോടെ കണ്ടുപിടിക്കപ്പെടുന്നവയുടെ എണ്ണം പിന്നേയും പൊടുന്നനെ വർദ്ധിച്ചു.[18] 1921 ഓടെ 1,000 എണ്ണവും 1981 ഓടെ 10,000 എണ്ണവും[19] 2000 ഓടെ 100,000 എണ്ണവും കണ്ടുപിടിക്കപ്പെട്ടു.[20] നിലവിൽ ഇവയെ നിരീക്ഷിക്കുന്ന ആധുനിക വാനനിരീക്ഷണ സങ്കേതങ്ങൾ യാന്ത്രികമായി കണ്ടെത്തുന്ന രീതി ഉപയോഗപ്പെടുത്തുന്നതിനാൽ എണ്ണം പിന്നേയും വർദ്ധിച്ചിട്ടുണ്ട്. ഛിന്നഗ്രഹ വലയം ഛിന്നഗ്രഹങ്ങളുടെ പരിക്രമണ തലത്തിന്റെ ചെരിവുകളുടെ അടിസ്ഥാനത്തിൽ. പ്രധാന വലയത്തെ ചുവപ്പ്, നീല നിറങ്ങളിൽ കാണിച്ചിരിക്കുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുണ്ടായിരുന്ന ഒരു ഗ്രഹത്തിന്റെ ഖണ്ഡങ്ങളായിരിക്കും സീറീസും പാളസും എന്നായിരുന്നു 1802 ൽ പാളസ് കണ്ടെത്തിയതിനു കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഹെന്രിച്ച് ഒൽബേർസ് വില്യം ഹെർഷലിനോട് അഭിപ്രായപ്പെട്ടത്. ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആന്തരിക പൊട്ടിത്തേറിയോ വാൽനക്ഷത്രവുമായുള്ള കൂട്ടിയിടിയോ ഗ്രഹത്തിനു സംഭവിച്ചിരിക്കാമെന്നുമായിരുന്നു നിഗമനം.[21] പിന്നീട് ഈ സിദ്ധാന്തം പിന്തള്ളപ്പെട്ടു. എല്ലാം കൂട്ടിയാലും ഭൂമിയുടെ ചന്ദ്രന്റെ പിണ്ഡത്തിന്റെ മൊത്തം ഭാരത്തിന്റെ 4 ശതമാനം മാത്രം വരുന്നതും ഗ്രഹത്തിന്റെ തകർച്ചക്ക് വലിയ ഊർജ്ജം ആവശ്യമാനെന്നതിനാലുമായിരുന്നു ഈ സിദ്ധാന്തം പിന്തള്ളപ്പെട്ടത്. അവയുടെ രാസഘടനകൾ തമ്മിലുള്ള അന്തരവും അവ ഒരേ ഗ്രഹത്തിൽ നിന്നുള്ള വാദത്തെ പിന്തുണക്കുന്നില്ലായിരുന്നു.[22] ഛിന്നഗ്രഹങ്ങൾ ഒരു ആദി ഗ്രഹത്തിൽ നിന്നും വേർപ്പെട്ട് വന്നതല്ലെന്നു അവ ഒരിക്കലും ഒരു ഗ്രഹത്തിന്റെയും ഭാഗമായിരുന്നില്ലെന്നും നിലവിൽ ഭൂരിഭാഗം ശാസ്ത്രജ്ഞരും അംഗീകരിക്കുന്ന കാര്യമാണ്. ആദി സൗരനെബുലയിൽ നിന്നാണ് സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഉണ്ടായതെന്ന സിദ്ധാന്തമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്: നക്ഷത്രാന്തരീയ ധൂളികളും വാതകങ്ങളും ഗുരുത്വബലത്തിന്റെ പ്രേരകത്താൽ ഒരുമിച്ച് കൂടി കറങ്ങുന്ന ഡിക്സ് രൂപപ്പെടുകയും പിന്നേയും പദാർത്ഥങ്ങൾ ഒരുമിച്ച് കൂടി സൂര്യനും ഗ്രഹങ്ങളും രൂപം കൊള്ളുകയായിരുന്നു.[23] സൗരയൂഥ ചരിത്രത്തിലെ ആദ്യത്തെ ഏതാനും ദശലക്ഷം വർഷങ്ങളിൽ ഈ ഒരുമിച്ച് കൂടൽ പ്രക്രിയ ഫലമായി പദാർത്ഥങ്ങളുടെ ചെറുവലിപ്പത്തുലുള്ളവ രൂപം കൊള്ളുകയായിരുന്നു, പതിയെ അവയുടെ വലിപ്പം വർദ്ധിച്ചു വന്നു. ആവശ്യത്തിന് പിണ്ഡം കൈവരിച്ചു കഴിഞ്ഞപ്പോൾ അവ ഗുരുത്വബലത്താൽ സമീപത്തുള്ള മറ്റ് പദാർത്ഥങ്ങളെ ആകർഷിക്കുകയും കൂടിച്ചേർന്ന് ധൂമഗ്രഹപദാർത്ഥങ്ങൾ രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് സംഭവിച്ച ഗുരുത്വ അടിയൽ പാറ ഗ്രഹങ്ങളും വാതക ഭീമന്മാരും രൂപം കൊള്ളുന്നതിലേക്കെത്തിച്ചു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മേഖലയിലെ ധൂമഗ്രഹപദാർത്ഥങ്ങളെ വ്യാഴത്തിന്റെ ഗുരുത്വബലം ശക്തമായി സംഭ്രമിപ്പിച്ചുക്കൊണ്ടിരുന്നതിനാൽ അവ കൂടിച്ചേർന്ന ഗ്രഹമായി മാറുന്നത് സംഭവിക്കാതിരുന്നതാകാം. ചിലപ്പോഴൊക്കെ കൂട്ടിയിടികളിലേർപ്പെട്ടുകോണ്ട് അവ സൂര്യനെ വലംവയ്ക്കുന്നത് തുടർന്നു.[24] ഈ മേഖലയിലെ ഉയർന്ന കൂട്ടിയിടി നിരക്ക് അക്രീഷന് ശേഷവും ഗ്രഹധൂമപദാർത്ഥങ്ങൾ കൂടുതലായി തുടരുന്നതിന് കാരണമാകുകയും[25] ഗ്രഹം രൂപം കൊള്ളുന്നതിനെ തടയുകയും ചെയ്യുന്നു. ഈ മേഖലയിൽ വ്യാഴവുമായി പരിക്രമണം അനുരണനത്തിലാകുന്ന ഇടങ്ങളിൽ നിന്നൊക്കെ വസ്തുക്കൾ വ്യതിചലിച്ചു പോകുന്നു, ഈ രീതിയിൽ ആ മേഖലയിൽ നിരവധി പരിക്രമണ അനുരണന മേഖലകളുണ്ട്. രൂപീകരണത്തെ തുടർന്ന് വ്യാഴം സൗരയൂഥത്തിന്റെ അന്തർഭാഗത്തേക്ക് കുറച്ച് കൂടി നീങ്ങിയപ്പോൾ ഈ അനുരണന മേഖലകളും അതിനനുസരിച്ച് നീങ്ങുകയും വലയത്തിനകത്തെ അംഗസംഖ്യ വർദ്ധിക്കുകയും അവ തമ്മിലുള്ള ആപേക്ഷിക പ്രാവേഗങ്ങൾ വർദ്ധിക്കുകയും ചെയ്തു.[26] സൗരയൂഥത്തിന്റെ ആദ്യകാലത്ത് ഛിന്നഗ്രഹങ്ങളും നിശ്ചിതപരിമാണം ഉരുകിയ രൂപത്തിലായിരുന്നിരിക്കാം, ഇത് അവയിലെ മൂലകങ്ങൾ ഭാഗികമായോ പൂർണ്ണമായോ പിണ്ഡത്താൽ വേർതിരിക്കുന്നതിലേക്കെത്തിച്ചു. ചില മുൻഗാമികളിൽ അഗ്നിപർവ്വത പൊട്ടിത്തെറികൾക്ക് വിധേയമാകുകയും മാഗ്മാ സമുദ്രങ്ങൾ ഉണ്ടാകുകയും സംഭവിച്ചിരിക്കാം. എന്നാൽ വലിയ ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറുവലിപ്പം മാത്രമായതിനാൽ പെട്ടെന്ന് തണുക്കലിന് വിധേയമാകുകയായിരുന്നു, ഏതാണ്ട് 450 കോടി വർഷങ്ങൾക്ക് മുൻപ് തന്നെ അവ ഈ രീതിയിൽ തണുത്തു, അതായത് രൂപീകരികരണത്തിന് ഏതാനും ദശലക്ഷം വർഷങ്ങൾക്ക് ശേഷം തന്നെ അത് സംഭവിച്ചു.[27] 4 വെസ്റ്റ എന്ന ഛിന്നഗ്രഹത്തിൽ നിന്നുള്ളതെന്ന കരുതപ്പെടുന്ന, അന്റാർട്ടിക്കയിലെ ഉൽക്കാവർഷത്തിൽ നിന്ന് ലഭിച്ച സിർക്കോൺ (zircon) പരലുകൾ 2007 ഓഗസ്റ്റിൽ പരിശോധിച്ചതിൽ നിന്നും മനസ്സിലാകുന്നത് ആ ഛിന്നഗ്രഹവും അതുപോലെ മറ്റുള്ള ഛിന്നഗ്രഹങ്ങളും സൗരയൂഥരൂപീകരണത്തിന് പത്ത് ലക്ഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ രൂപപ്പെട്ടിരുന്നു എന്നാണ്.[28] ഛിന്നഗ്രഹങ്ങളെ ആദി സൗരയൂഥത്തിന്റെ മാതൃക വസ്തുക്കളായി കാണാൻ കഴിയില്ല. ആദ്യകാലത്ത് സംഭവിച്ച ആന്തരീക തപീകരണം, കൂട്ടിയിടികൾ വഴി ഉപരിതലം ഉരുകുക, ബഹിരാകാശ വികിരണങ്ങൾ വഴി സംഭവിക്കുന്ന മാറ്റങ്ങൾ, ചെറു ഉൽക്കകളുടെ വർഷം തുടങ്ങിയ നിരവധി പരിണാമങ്ങൾക്ക് അവയും വിധേയമായിട്ടുണ്ട്.[29] അതേ സമയം ചില ശാസ്ത്രജ്ഞർ ഛിന്നഗ്രഹങ്ങളെ സൗരയൂഥത്തിൽ ശേഷിക്കുന്ന ധൂമഗ്രഹപദാർത്ഥങ്ങളായി കരുതുന്നു,[30] ഇതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായവും ഉള്ളവരുമുണ്ട്.[31] 951 ഗാസ്പ്ര (951 Gaspra) എന്ന ഛിന്നഗ്രഹം, ഇതാണ് ഒരു ബഹിരാകാശ പേടകം ആദ്യമായി ചിത്രം പകർത്തിയ ഛിന്നഗ്രഹം. 1991 ൽ പേടകം കടന്നുപോയപ്പോൾ പകർത്തിയത് (നിറങ്ങൾ വിപുലീകരിച്ചിരിക്കുന്നു). 1969 ൽ മെക്സിക്കോയിൽ പതിച്ച അലെൻഡെ ഉൽക്ക (Allende Meteorite കാർബണിക കോണ്ഡ്രൈറ്റാണ് ഈ ഉൽക്ക. വർണ്ണിക്കപ്പെടുന്ന ഭാവനകളിൽ നിന്ന് വ്യത്യസ്തമായി ഛിന്നഗ്രഹ വലയ മേഖലയിൽ കൂടുതലും ഒഴിഞ്ഞ സ്ഥലമാണുള്ളത്. വളരെ വിശാലമായ മേഖലയിൽ അവ വിതരണം ചെയ്യപ്പെട്ടിരിക്കുകയാണ്, കൃത്യമായ ലക്ഷ്യവച്ച് നീങ്ങിയാലല്ലാതെ ഒരു ഛിന്നഗ്രഹത്തിനടുത്ത് എത്തിച്ചേരാൻ സാധിക്കില്ല. അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്ന് അറിയുന്ന കാര്യമാണ്. കുറഞ്ഞ വലിപ്പത്തിനുള്ള പരിധിയനിസരിച്ച് ദശലക്ഷക്കണക്കിന് വരെ അവയുണ്ടാകും. 100 കിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള 200 ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്,[38] 1 കിലോമീറ്ററോ അതിലധികമോ വ്യാസമുള്ള 700,000 മുതൽ 17 ലക്ഷം വരെ ഛിന്നഗ്രഹങ്ങളുണ്ടെന്ന് ഇൻഫ്രാറെഡ് വികിരണങ്ങൾ വഴിയുള്ള മാപനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.[39] ശരാശരി 16 ഓടെ 11 നും 19 നും ഇടയിലാണ് അറിയുന്ന ഭൂരിഭാഗം ഛിന്നഗ്രഹങ്ങളുടേയും ദൃശ്യകാന്തിമാനം.[40] നിലവിൽ വലയത്തിൽ മൂന്ന് തരത്തിലുള്ള ഛിന്നഗ്രഹങ്ങളാണുള്ളത്: സി-ടൈപ്പ് അഥവാ കാർബണീക്കമായ ഛിന്നഗ്രഹങ്ങൾ, എസ്-ടൈപ്പ് അഥവാ സിലിക്കേറ്റ് ഛിന്നഗ്രഹങ്ങൾ, എം-ടൈപ്പ് അഥവാ ലോഹീയ ഛിന്നഗ്രഹങ്ങൾ. കാർബണീകമായ ഛിന്നഗ്രഹങ്ങൾ പേര് സൂചിപ്പിക്കന്നത് പോലെ കാർബണിനാൽ സമ്പുഷ്ടമായവയാണ്, വലയത്തിന്റെ പുറം മേഖലകളിലാണ് ഇവ കൂടുതലുള്ളത്.[42] ദൃശ്യമാകുന്ന 75 ശതമാനം ഛിന്നഗ്രഹങ്ങളും ഈ തരത്തിൽ പെട്ടവയാണ്. ചുവപ്പ് ചായയാണ് ഇവയ്ക്ക് കൂടാതെ കുറഞ്ഞ ആൽബിഡോയുമാണ് ഉണ്ടായിരിക്കുക. കാർബണീകമായ കോണ്ട്രൈറ്റ് ഉൽക്കാശിലകളെ പോലെയുള്ള ഉപരിതല രാസഘടനയാണ് ഇവയുടേതും. ലഘു മൂലകങ്ങൾ മാത്രം അടങ്ങിയതും ബാഷ്പീകരണ വസ്തുക്കൾ നഷ്ടപ്പെട്ടതുമായ ഇവയുടെ വർണ്ണരാജി രാസപരമായി ആദ്യകാല സൗരയൂഥത്തിലെ അവസ്ഥയോട് ചേർന്നു നിൽക്കുന്നു. വി-ടൈപ്പ് അഥവാ ബാസാൾട്ടികമായ ഛിന്നഗ്രഹങ്ങൾ വളരെ കുറഞ്ഞിരിക്കുന്നത് അല്പം ആശ്ചര്യത്തിന് വക നൽകുന്ന കാര്യമാണ്.[47] വെസ്റ്റ പോലെയുള്ള വലിയ വസ്തുക്കൾക്ക് പുറംതോടും മാന്റിലുമൊക്കെയുള്ള ഘടനയായിരിക്കും എന്നാണ് ഛിന്നഗ്രഹ രൂപീകരണം സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുന്നത്, അവയുടെ ഭൂരിഭാഗവും ബാസാൾട്ടികമായ ശിലകളായിരിക്കും, അങ്ങനെ വരുമ്പോൾ ഛിന്നഗ്രഹങ്ങളിലെ പാതിയിൽ കൂടുതലും ബസാൾട്ടികമോ ഒലീവൈനികമോ ആയിരിക്കണം. അതേസമയം 99 ശതമാനം ബാസാൾട്ട് വസ്തുക്കളും അപ്രത്യക്ഷമാണെന്നാണ് നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.[48] 2001 വരെ കണ്ടെത്തിയ ബസാൾട്ടിക ഛിന്നഗ്രഹങ്ങളെല്ലാം തന്നെ വെസ്റ്റയിൽ നിന്ന് രൂപപ്പെട്ടവയാണ് (അതുകൊണ്ടാണ് വി-ടൈപ്പ് എന്ന് വിളിക്കുന്നത് എന്നാൽ അതുവരെ കണ്ടെത്തിയ ബസാൾട്ടിക ഛിന്നഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായ ഘടനയോട് കൂടിയ 1459 മാഗ്ന്യ (1459 Magnya) ഛിന്നഗ്രഹത്തെ കണ്ടെത്തിയത് വ്യതസ്തമായ ഉല്പത്തിയെപ്പറ്റിയുള്ള സൂചന നൽകുന്നു.[48] വെസ്റ്റയിൽ നിന്നല്ലാത്ത ബസാൾട്ടിക്ക് ഘടനയോടുകൂടിയ 7472 കുരമകിരി (7472 Kumakiri 10537) 1991 RY16 എന്നീ ഛിന്നഗ്രഹങ്ങളെ 2007 ൽ കണ്ടെത്തിയതോടു കൂടി വ്യത്യസ്ത ഉൽപ്പത്തിയെപ്പറ്റിയുള്ള സൂചനകൾക്ക് ആക്കം കൂടി. ഇവയാണ് ഇതുവരെ വലയത്തിന്റെ പുറംഭാഗത്ത് കണ്ടെത്തിയ ഛിന്നഗ്രഹങ്ങൾ.[47] വലയത്തിന്റെ പുറം വശത്ത് സ്ഥിതിചെയ്യുന്ന ശ്രദ്ധിക്കപ്പെടാത്ത പലവസ്തുക്കളും ധൂമകേതു സ്വഭാവം കാണിക്കുന്നുണ്ട്. സാധാരണ ധൂമകേതുക്കളെ പോലെ ഇവയുടെ പരിക്രമണം പഥം വിശദീകരിക്കുക എളുപ്പമല്ല, പുറം വശത്തുള്ള പല ഛിന്നഗ്രഹങ്ങളും ഹിമത്താലുള്ളതാണ്, ചെറിയ കൂട്ടിയിടികൾ വഴി ഇവ ബാഷ്പീകരിക്കപ്പെടാറുണ്ട്. സാധാരണ ധൂമകേതുക്കളിൽ ഡ്യൂട്ടീരിയം-ഹൈഡ്രജൻ അനുപാതം വളരെ കുറവായതിനാൽ ഒരു പക്ഷെ പ്രധാന വലയത്തിലെ ധൂമകേതുക്കളായിരിക്കാം ഭൂമിയിലെ സമുദ്രജലത്തിന്റെ സ്രോതസ്സ്.[50] ഛിന്നഗ്രഹ വലയം ഛിന്നഗ്രഹങ്ങളുടെ ഉത്കേന്ദ്രതയുടെ അടിസ്ഥാനത്തിൽ. പ്രധാന വലയം ചുവപ്പ്, നീല നിറങ്ങളിൽ കാണിച്ചിരിക്കുന്നു, ചുവപ്പ് നിറത്തിലുള്ളത് മർമ്മ ഭാഗമാണ്. പ്രധാന വലയത്തിലെ മർമ്മ ഭാഗത്തുള്ള ഛിന്നഗ്രഹങ്ങളുടെ വിതരണമാണ് ചാർട്ടിൽ കാണിച്ചിരിക്കുന്നത്. വ്യാഴവുമായുള്ള പരിക്രമണം അനുരണനം വരുന്ന കിർക്ക്‌വുഡ് വിടവുകൾ കറുത്ത അമ്പടയാളങ്ങൾ വഴി കാണിച്ചിരിക്കുന്നു. ഛിന്നഗ്രഹത്തിന്റെ സെമി-മേജർ അക്ഷം അറിയുന്നതുവഴി സൂര്യനു ചുറ്റുമുള്ള അതിന്റെ പരിക്രമണപഥത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നു, അതിന്റെ പരിക്രമണ ദൈർഘ്യത്തെ കുറിച്ച് അറിയാനും സാധിക്കുന്നു. ഇത്തരം വസ്തുക്കൾ പരിക്രമണം ചെയ്യുന്ന മേഖലയിൽ വിടവുകൾ കണ്ടെത്തിയതായി 1866 ൽ ഡാനിയേൽ കിർക്ക്‌വുഡ് പ്രഖ്യാപിക്കുകയുണ്ടായി. വ്യാഴത്തിന്റെ പരിക്രമണ ദൈർഘ്യത്തിന്റെ പൂർണ്ണ ഘടകങ്ങളായ പരിക്രമണ ദൈർഘ്യം വരുന്ന മേഖലകളായിരുന്നു അവ. ഗ്രഹത്തിൽ നിന്നുള്ള ഗുരുത്വബല സംഭ്രമങ്ങൾ ആ സ്ഥാനങ്ങളിൽ നിന്നും വസ്തുക്കളെ നീക്കം ചെയ്യുന്നതായിരിക്കും എന്ന കാര്യവും അദ്ദേഹം മുന്നോട്ട് വച്ചു.[53] ഒരു ഛിന്നഗ്രഹത്തിന്റെ ശരാശരി പരിക്രമണ ദൈർഘ്യം വ്യാഴത്തിന്റെ പരിക്രമണ ദൈർഘ്യത്തിന്റെ പൂർണ്ണ ഘടകമാകുമ്പോൾ വാതക ഭീമനുമായി സമമായ-ചലന അനുരണനം സംഭവിക്കുകയും അത് ഛിന്നഗ്രഹത്തെ സംഭ്രമം ചെയ്യിക്കുന്ന രീതിയിൽ പരിക്രമണ ഘടകങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. വ്യാഴം കാലക്രമേണ നീങ്ങുന്നതിനനുസരിച്ചോ[54] അതുമല്ലാതെ ഈ വിടവുകളിലേക്ക് കാലാനുസൃതമായോ കൂട്ടിയിടി ഫലമായോ അതുപോലെ മറ്റ് കാരണങ്ങളാലോ എത്തിപ്പെടുന്ന ഛിന്നഗ്രഹങ്ങൾ അപ്പോഴുള്ളതിനേക്കാൽ വലുതോ ചെറുതോ ആയ സെമി-മേജർ അക്ഷമുള്ള പരിക്രമണം പഥത്തിലേക്ക് മാറ്റപ്പെടുന്നു. ഛിന്നഗ്രഹങ്ങളുടെ പരിക്രമണ പാതകൾ ദീർഘവൃത്താകാരങ്ങളായതിനാൽ ഈ വിടവുകൾ നേരിട്ട് തിരിച്ചറിയാൻ സാധിക്കില്ല, കൂടാതെ വിടവിന്റെ വ്യാസാർദ്ധത്തിനു തുല്യമായ അകലത്തിലൂടെ ഛിന്നഗ്രഹങ്ങൾ കടന്നുപോകുന്നതും വീക്ഷിക്കാൻ കഴിയും. ഈ വിടവുകളിലെ ഛിന്നഗ്രഹങ്ങളുടെ അംഗസാന്ദ്രതയ്ക്ക് ചുറ്റിലുമുള്ള മേഖലകളിലെ അംഗസാന്ദ്രതയോട് വലിയ വ്യത്യാസമൊന്നും കാണാനും സാധിക്കില്ല.[41] ഛിന്നഗ്രഹ വലയത്തിൽ നടക്കുന്ന കൂട്ടിയിടികൾ വഴിയുണ്ടാകുന്ന ധൂളികൾ രാശി പ്രഭ (zodiacal light) ഉണ്ടാകുന്നതിന് കാരണക്കാരാണ്. പ്രധാനവലയത്തിലെ ഉയർന്ന അംഗ സംഖ്യ അതിനെ ഒരു സജീവ മേഖലയാക്കി മാറ്റുന്നു, ഛിന്നഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഇവിടെ (ജ്യോതിശാസ്ത്ര കാലദൈർഘ്യം കണക്കിലെടുക്കുമ്പോൾ) ഇടയ്ക്കിടെ നടക്കാറുണ്ട്. 10 കിലോമീറ്ററിൽ കൂടുതൽ ശരാശരി വ്യാസമുള്ള വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടി 1 കോടി വർഷത്തിൽ ഒന്ന് എന്ന തോതിൽ സംഭവിക്കാറുണ്ട്.[57] കൂട്ടിയിടി ഫലമായി ഛിന്നഗ്രഹം ചെറു കഷ്ടണങ്ങളായി വിഭജിക്കപ്പെടുകയും ഒരു ഛിന്നഗ്രഹ കുടുംബം രൂപപ്പെടുകയും സംഭാവിക്കാം. ഇതിനു വിപരീതമായി സാവകാശമുള്ള കൂട്ടിയിടിയിൽ രണ്ട് ഛിന്നഗ്രഹങ്ങൾ ഒന്നായി തീരുകയും സംഭവിക്കാം. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടക്കുന്ന അവിടം 400 കോടി വർഷം കഴിഞ്ഞിട്ടും തുടക്കത്തിലെ അംഗസംഖ്യയോട് സാമ്യമുള്ള വിധത്തിലാണുള്ളത്. പ്രധാനവലയത്തിൽ ഛിന്നഗ്രഹങ്ങളെ കൂടാതെ മൈക്രോമീറ്റർ തലത്തിലുള്ള പൊടി കണങ്ങളും ഉണ്ട്. ഛിന്നഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടികൾ ഫലമായും, ഛിന്നഗ്രഹങ്ങളുടെ മേൽ സംഭവിക്കുന്ന സൂക്ഷ്മ ഉൽക്കാവർഷങ്ങൾ കാരണമായും ആവാം ഇത്തരത്തിലുള്ള നേർത്ത ധൂളികൾ ഉണ്ടായിട്ടുള്ളത്. പോയിന്റിങ്-റോബേർട്ട്സൺ ഇഴക്കൽ (Poynting-Robertson drag) ഫലമായി ഈ ധൂളികൾ വർത്തുളപാതയിലൂടെ പതുക്കെ സൂര്യനിലേക്ക് സഞ്ചരിക്കുന്നുണ്ട്.[58] ഛിന്നഗ്രഹങ്ങളുടെ ഈ നേർത്ത പൊടിയും വാൽനക്ഷത്രങ്ങൾ വഴി പുറത്തുവരുന്ന നേർത്തപൊടിയും ചേർന്നാണ് രാശി പ്രഭ സൃഷ്ടിക്കുന്നത്. ഈ മങ്ങിയ ദീപ്തി രാത്രിയിൽ സൂര്യന്റെ ഭാഗം മുതൽ കാന്തിവൃത്തതിലൂടെ വ്യാപിച്ച് കാണാം. 40 മൈക്രോമീറ്റർ മുതൽ വാസാർദ്ധമുള്ള കണികളാണ് ദൃശ്യമാകുന്ന രാശിപ്രഭയ്ക്ക് കാരണമാകുന്നത്. 700,000 വർഷങ്ങളാണ് ഇത്തരം കണങ്ങളുടെ സാധാരണ കാലദൈർഘ്യം. അതുകൊണ്ട് തന്നെ ഈ പൊടിപടലങ്ങൾ സ്ഥിരമായി കാണപ്പെടണമെങ്കിൽ അവയുടെ തുടർച്ചയായ ഉല്പാദനം സംഭവിക്കേണ്ടതുണ്ട്.[58] ഛിന്നഗ്രഹ വലയത്തിലായതിനാൽ സീറീസ്, വെസ്റ്റ, പാളസ്, ഹൈഗിയ എന്നിവയ്ക്ക് ഗ്രഹപദവി കിട്ടുന്നില്ലെങ്കിലും ക്ഷുദ്ര ഗ്രഹങ്ങളെയും ചെറു സൗരയൂഥ വസ്തുക്കളേയും വേർതിരിക്കുന്ന സ്വഭാവിശേഷതയുടെ വക്കിലാണ് അവയുടെ സ്ഥാനം. ഗ്രഹങ്ങൾ കാണിക്കുന്ന പല സ്വഭാവവിശേഷതകളും അവ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാറ പോലെയുള്ള ഛിന്നഗ്രഹങ്ങളുടെ സ്വഭാവവിശേഷതകളും അവ പ്രകടിപ്പിക്കുന്നു. പ്രധാന വലയത്തിലെ ഏതാനും അംഗങ്ങളുടെ പരിക്രമണ ചെരിവും ഉത്കേന്ദ്രതയും അടിസ്ഥാനമാക്കിയിള്ള ഈ ഗ്രാഫിൽ ഛിന്നഗ്രഹ കുടുബങ്ങളുടെ സമൂഹം കാണാം. ചില ഛിന്നഗ്രഹങ്ങൾ ഒരേ പോലെയുള്ള സ്വഭാവവിശേഷതകൾ പ്രകടിപ്പിക്കുന്ന രീതിയിൽ കുടുംബങ്ങളും കൂട്ടങ്ങളുമായി നിലനിൽക്കുന്നുണ്ടെന്ന് 1918 ൽ ജപ്പാനീസ് ജ്യോതിശാസ്ത്രജ്ഞനായ കിയോത്സുഗു ഹിരായമയുടെ (Kiyotsugu Hirayama) ശ്രദ്ധയിൽ പെടുകയുണ്ടായി.[71] ഛിന്നഗ്രഹങ്ങളിലെ മൂന്നിലൊന്നും ഏതെങ്കിലും ഛിന്നഗ്രഹ കുടുംബങ്ങളിൽ അംഗങ്ങളാണ്. ഒരേ കുടുംബത്തിൽ പെട്ടവ സെമി-മേജർ അക്ഷം, ഉത്കേന്ദ്രത, പരിക്രമണതലത്തിന്റെ ചെരിവ് തുടങ്ങിയ പരിക്രമണ ഘടകങ്ങളിൽ സമാനത കാണിക്കുന്നു അതുപോലെ വർണ്ണരാജിയിലും അവ സമാനമായി കാണപ്പെടും, വലിയ ഒരു വസ്തു ഖണ്ഡങ്ങളായി രൂപപ്പെട്ടതാണ് അവയെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. പ്രധാന വലയത്തിലെ ഇത്തരം അംഗങ്ങളുടെ ദൃശ്യമാതൃകകളിൽ കൂട്ടം കൂടിയിരിക്കുന്നതായി കാണപ്പെടുന്നവയോരോന്നും ഒരോ കുടുംബങ്ങളെയും സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഏതാണ്ട് 20 മുതൽ 30 വരെ കുടുംബങ്ങളുണ്ട്. ഇതിലും ചെറിയ തലത്തിലുള്ള വർഗ്ഗീകരണങ്ങളുണ്ടെങ്കിലും അവ അപൂർവ്വമായേ കാണുന്നുള്ളൂ. ഒരേ വർണ്ണരാജി വിശേഷതകൾ പ്രകടിപ്പിക്കുന്നതിൽ നിന്നും ഛിന്നഗ്രഹ കുടുംബത്തെ മനസ്സിലാക്കാം.[72] പ്രധാന വലയത്തിലെ പ്രധാനപ്പെട്ട കുടുംബങ്ങൾ ഇവയാണ് സെമി-മേജർ അക്ഷം വർദ്ധിക്കുന്ന ക്രമത്തിൽ) ഫ്ലോറ (Flora യൂനോമ (Eunoma കൊറോണിസ് (Koronis ഇയോസ് (Eos തേമിസ് (Themis 45] ഏറ്റവും വലിയ കുടുംബങ്ങളിലൊന്നായ ഫ്ലോറയിൽ അറിയുന്നതായി 800 ൽ കൂടുതൽ അംഗങ്ങളുണ്ട്, 100 കോടിയിൽ കുറഞ്ഞ വർഷത്തിനുള്ളിൽ നടന്ന കൂട്ടിയിടിലൂടെയാണ് ഇത് രൂപപ്പെട്ടതെന്ന് കരുതുന്നു.[73] വെസ്റ്റ കുടുമബത്തിൽ പെട്ടതാണ് വലിയ ഛിന്നഗ്രഹങ്ങളിലൊന്നായ 4 വെസ്റ്റ. വെസ്റ്റയിൽ ഗർത്തരൂപീകരണത്തിൽ കാരണമാകുന്ന തരത്തിൽ നടന്ന കൂട്ടിയിടിലൂടെ രൂപപ്പെട്ടതാണീ കുടുംബം. ഈ കൂട്ടിയിടി വഴി രൂപപ്പെട്ടതാണ് HED ഉൽക്കകൾ എന്ന് കരുതുന്നു.[74] പ്രധാന വലയത്തിൽ മൂന്ന് പ്രധാന ധൂളി പാടകൾ കണ്ടെത്തിയിട്ടുണ്ട്. ഇയോസ്, കൊറോണിസ്, തേമിസ് എന്നി കുടുംബങ്ങൾക്ക് സമാനമായ പരിക്രമണ ചെരിവാണിവയ്ക്ക്, അതുകൊണ്ട് ആ ധൂളി പാടകൾ ഈ കുടുബങ്ങളുമായി ബന്ധപ്പെട്ടതാകുന്നതിന് സാധ്യതയുണ്ട്.[75] ജ്യോതിശാസ്ത്ര കാലദൈർഘ്യ കണക്കിൽ ചില കുടുംബങ്ങൾ കുറഞ്ഞ കാലത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. 57 ലക്ഷം വർഷങ്ങൾക്ക് മുൻപ് 16 കിലോമീറ്റർ വ്യാസാർദ്ധമുള്ള ഛിന്നഗ്രഹത്തിൽ നടന്ന കൂട്ടിയിടി ഫലമായുണ്ടായതാണ് കാരിൻ കൂട്ടം (Karin Cluster 79] 83 ലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണ് വെരിറ്റാസ് (Veritas) കുടുംബം, സമുദ്രത്തിൽ അടിഞ്ഞിരിക്കുന്ന ഗ്രാഹാന്തര പദാർത്ഥങ്ങളിൽ ഇതിനുള്ള തെളിവുണ്ട്.[80] ഡോൺ സംരംഭത്തിലെ പേടകം കലാകാരന്റെ ഭാവനയിൽ, ഇടത് വശം വെസ്റ്റയും വലത് സീറീസും കാണിച്ചിരിക്കുന്നു. ഇതുവരെ പേടകങ്ങൾ പകർത്തിയ ഛിന്നഗ്രഹങ്ങളുടെ ചിത്രങ്ങളെല്ലാം തന്നെ പേടകങ്ങൾ മറ്റുള്ള ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ പകർത്തപ്പെട്ടവയാണ്. നിയറും (NEAR) ഹയാബുസയും (Hayabusa) മാത്രമേ കൂടുതൽ സമയം അവയെ നിരീക്ഷിച്ചിട്ടുള്ളൂ, അവ നിരീക്ഷച്ചത് ഭൂമിയോട് അടുത്ത ഛിന്നഗ്രഹങ്ങളേയുമായിരുന്നു. പ്രധാന വലയത്തിലെ സിറസ്, വെസ്റ്റ ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായി ഡോൺ പേടകം വിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പേടകം അതിന്റെ പ്രാഥമിക ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ, അധികമായ പര്യവേഷണം ഉപയോഗപ്പെടുത്താനും സാധിക്കും.[85] ഇസ്‌ലാം, മുസ്‌ലിം പരിസരവുമായുള്ള ഗാന്ധിജിയുടെ ഇടപഴകലുകള്‍ എങ്ങനെയായിരുന്നു? അറബ് പ്രശ്‌നങ്ങളെ അദ്ദേഹം സമീപിച്ച രീതികള്‍ എന്തായിരുന്നു? ഗാന്ധിജിയുടെ ജീവിതത്തിന്റെ അത്രയൊന്നും അറിയപ്പെടാത്ത അടരുകളിലേക്ക് ഒരു അറബ് നയതന്ത്ര വിദഗ്ധന്‍ ഇറങ്ങിച്ചെന്ന് നടത്തുന്ന കൗതുകകരമായ അന്വേഷണം. കലുഷമായ വര്‍ത്തമാന കാലത്ത് തികച്ചും പ്രസക്തമായ ഒരമൂല്യ രചന. ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജി.ഡി.പി.(Gross domestic product).ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജി.ഡി.പി. എന്നാൽ മൊത്ത ദേശീയ ഉത്പാദനം(ജി.എൻ.പി കണക്കാക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമാണ്. ജി.ഡി.പി. കണക്കാക്കുന്നത് ഒരു പ്രദേശത്തിന്റെ ഉള്ളിലെ ഉത്പാദനം മാത്രമാണെങ്കിൽ ജി.എൻ.പി. കണക്കാക്കുന്നത് ഒരു രാജ്യത്തെ ജനങ്ങളുടെ സമ്പത്താണ്. ഇതിൽ രാജ്യത്തിന് പുറത്തുള്ള സമ്പാദ്യവും ഉൾപെടും. ജി.ഡി.പി. അനുസരിച്ചുള്ള ലോക രാജ്യങ്ങളുടെ ഭൂപടം (ലോക ബാങ്ക്, 2014)[1] പ്രധാന ലേഖനം: ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ധന വിലവർധനയ്ക്ക് കാരണം കേന്ദ്ര സർക്കാർ എ വിജയരാഘവൻ തിരുവനന്തപുരം അവശ്യ സാധനങ്ങളുടെ വില ഉയരാൻ കാരണം ഇന്ധന വിലവർധനയാണെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്ര സർക്കാരാണ് വിലക്കയറ്റത്തിന് കാരണം. സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്നതല്ല വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനത്തിൽ ചുമത്തുന്ന സ്പെഷ്യൽ എ ക്സൈസ് തീരുവ പൂർണമായും പിൻവലിക്കുകയാണ് വേണ്ടത്. സാധാരണക്കാരുടെ നികുതി കേന്ദ്രം വർദ്ധിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ അധിക ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റുകൾക്ക് നികുതി കൂട്ടുന്നില്ലെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നത് കൊണ്ടാണ് പച്ചക്കറികൾക്ക് വില വർദ്ധിച്ചതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജനും കുറ്റപ്പെടുത്തി. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനെ തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെടുന്നത്. കെ റെയിൽ എതിർക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി: അഫ്ഗാനിസ്ഥാനിലുള്ള സവിശേഷ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ചു ചേർത്ത പ്രത്യേക യോഗം ആരംഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ് ചർച്ചകൾക്ക് അധ്യക്ഷ്യം വഹിക്കുന്നത്. റഷ്യയടക്കം ഏഴ് രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈനയും പാകിസ്ഥാനും ചർച്ചയുമായി സഹകരിക്കുന്നില്ല. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ച ശേഷമുള്ള സാഹചര്യം ചർച്ചകളിൽ വിലയിരുത്തപ്പെടും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളിൽ താജികിസ്ഥാൻ യോഗത്തിൽ ആശങ്ക അറിയിച്ചു. മയക്കുമരുന്ന് കടത്തും തീവ്രവാദ പ്രവർത്തനങ്ങളും അഫ്ഗാനിൽ കൂടുമെന്ന് തജികിസ്ഥാൻ പ്രതിനിധി പറഞ്ഞു. സമാന ആശങ്ക കിർഗിസ്ഥാൻ പ്രതിനിധിയും യോഗത്തിൽ പങ്കുവച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ യോജിച്ച ഇടപെടൽ വേണമെന്നും കിർഗിസ്ഥൻ ആവശ്യപ്പെട്ടു. അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണത്തോടെയും ധാരണയോടെയും പ്രവർത്തിക്കേണ്ട സമയമായെന്ന് അജിത്ത് ഡോവൽ യോഗത്തിൽ പറഞ്ഞു. ഇന്ത്യയും റഷ്യയും കൂടാതെ ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. « വാക്സീനെടുത്തതിന്റെ മാത്രം പേരിൽ ഒരു 25-കാരി കോടീശ്വരിയായി ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് 2021 ന്യൂഡൽഹിയിൽ സഹോദരങ്ങൾക്ക് » ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി ദക്ഷിണേന്ത്യൻ സ്കിൽസ് 2021 റീജിയണൽ മത്സരത്തിൽ പങ്കെടുക്കുവാൻ കേരളവും ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ആദ്യജയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി ദക്ഷിണേന്ത്യൻ സ്കിൽസ് 2021 റീജിയണൽ മത്സരത്തിൽ പങ്കെടുക്കുവാൻ കേരളവും ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍; കേരളത്തിന് ആദ്യജയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത ദുബായ് ദുബായ് കിരീടാവകാശിയടക്കം പതിനായിരങ്ങൾ പങ്കെടുക്കുന്ന ദുബായ് റൺ വെള്ളിയാഴ്ച നടക്കും. ശൈഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള റോഡുകൾ നാലു മണിക്കൂറിലേറെ ദുബായ് റണ്ണിനായി അടച്ചിടും. ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രാധാന്യം നൽകുന്ന ഭരണാധികാരികൾ അടക്കമുള്ളവർ പതിനായിരക്കണക്കിന് ആളുകൾക്കൊപ്പം ഓട്ടത്തിൽ പങ്കെടുക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൺ നടക്കുന്നത്. ശൈഖ് സായിദ് റോഡിലെ ദുബായ് വേൾഡ് ട്രേഡ് സെന്റർ റൗണ്ടെബൗട്ടിനും ദുബായ് മാൾ ബ്രിഡ്ജിലെ ആദ്യ ഇന്റർചേഞ്ച് വരെയുള്ള ഭാഗം പുലർച്ചെ നാലുമണിമുതൽ രാവിലെ ഒമ്പതുവരെ അടച്ചിടും. ദുബായ് ജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായിൽ നടപ്പാക്കുന്ന ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കാളിത്തം ഇരട്ടിയിലധികം. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽപ്പേർ വിവിധ കായികയിനങ്ങളിൽ ഭാഗമാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. ചലഞ്ചിന്റെ ഭാഗമായി 2020-ൽ ശൈഖ് സായിദ് റോഡിൽ നടന്ന ഫിറ്റ്‌നസ് റണ്ണിൽ ഒരുലക്ഷം പേരാണ് ഭാഗമായത്. പദ്ധതിയുടെ ഭാഗമായി എല്ലാപ്രായക്കാർക്കും കായികക്ഷമതയുമായി ബന്ധപ്പെട്ട സൗജന്യ ഓൺലൈൻ ക്ലാസുകളും ഒരുമാസക്കാലം ലഭ്യമാക്കുന്നതായി ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ. അഹമ്മദ് അൽ ഖാജ പറഞ്ഞു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സജീവ ഇടപെടൽ ചലഞ്ചിനെ കൂടുതൽ ജനകീയമാക്കാനുമായി. ദുബായിയെ ഏറ്റവും ചലനാത്മകമായ നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ഉച്ചകോടി:ഷാർജ ജെംസ് മില്ലേനിയം സ്‌കൂളിന് ആദരവ് ഷാർജ യു.എസ്.എ. ആസ്ഥാനമായ ടേക്ക് ആക്ഷൻ ഗ്ലോബൽ സംഘടനയുടെയും കാർട്ടൂൺ നെറ്റ്‌വർക്കിന്റെയും പോലീസിനെതിരേ നടപടിയുണ്ടായിരുന്നെങ്കിൽ പഴയത് ആവർത്തിക്കില്ലായിരുന്നു -ഹൈക്കോടതി അവൾ പോയത് അപമാനം താങ്ങാൻ കഴിയാത്തതിനാൽ രാജ്യത്ത് 10,549 പുതിയ കോവിഡ് രോഗികൾ അഴിമതിക്കേസ്: അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജിക്കെതിരേ സി.ബി.ഐ. നിയമനടപടിക്ക് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. അന്താരാഷ്ട്ര ഉച്ചകോടി:ഷാർജ ജെംസ് മില്ലേനിയം സ്‌കൂളിന് ആദരവ് ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഇന്ന് ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു മനോജ് കെ. ജയന് ഗോൾഡൻ വിസ എടക്കഴിയൂര്‍ നാലാംകല്ലില്‍ കാര്‍ സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. വിദ്യാര്‍ഥിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. അകലാട് എം.ഐ.സി. പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന ഹസ്സന്‍ പുരയ്ക്കല്‍ അബ്ദുള്ള മകൻ നിസ്സാമുദ്ദീനാണ് (13) മരിച്ചത്. നിസാം എടക്കഴിയൂരിലുള്ള മാതൃഗഹത്തിൽ നിന്ന് സൈക്കിളിൽ രാവിലെ മദ്രസയിലേക്ക് പോകും വഴി നാലാം കല്ല് തന്‍വീറുല്‍ ഇസ്ലാം മദ്രസയ്ക്കു സമീപമായിരുന്നു അപകടം. പൊന്നാനി ഭാഗത്ത് നിന്നും വന്ന വൈറ്റ് സാന്‍ട്രോ കാറാണ് ഇടിച്ച ശേഷം നിര്‍ത്താതെ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതുവരെയുള്ള നേർക്കുനേർ കണക്കിൽ കൊൽക്കത്തയ്ക്കാണ് നേരീയ മുൻതൂക്കം. 27 മത്സരങ്ങളിൽ ഇരുവ ടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 തവണ കൊൽക്കത്തയും 12 തവണ ഡൽഹിയും ജയിച്ചു 10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റുള്ള ഡൽഹി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്കും 16 പോയിന്റാണ് ഉള്ളതെങ്കിലും അവർക്ക് മികച്ച റൺ റേറ്റ് ഉള്ളതിനാൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കൊൽക്കത്ത നാലാം സ്ഥാനത്താണ്. കൊൽക്കത്തയ്ക്ക് പുറമെ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകൾക്കെല്ലാം എട്ട് പോയിന്റ് വീതമാണുള്ളത് എന്നതിനാൽ നാലാം സ്ഥാനത്തിനായുള്ള കടുത്ത പോരാട്ടമാണ് ടൂർണമെന്റിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം കൊൽക്കത്തയ്ക്ക് അതി നിർണായകമാണ്. രണ്ടാം പാദത്തില്‍ തോല്‍വി അറിയാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുതിപ്പ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് ശക്തം. ശിഖര്‍ ധവാനും പൃഥ്വി ഷായും കുറച്ച് കൂടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യര്‍ നടത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് ഡൽഹി ബാറ്റിംഗ് നിരയുടെ നട്ടെല്ല്. അയ്യർക്ക് പിന്തുണയുമായി ക്യാപ്റ്റൻ ഋഷഭ് പന്തും ഒപ്പമുണ്ട്. ബിഗ് ഹിറ്റർമാർ എന്ന പേരുള്ള ഷിംറോൺ ഹെറ്റ്മേയറും മാർക്കസ് സ്റ്റോയിനിസും കൂടി തിളങ്ങിയാൽ ഡൽഹിയെ പിടിച്ചുകെട്ടുക അസാധ്യമാകും. ബാറ്റിങ്ങിന് ഒരുപടി മുകളിൽ നിൽക്കുന്ന പ്രകടനമാണ് ഡൽഹിയുടെ ബൗളിംഗ് നിര കാഴ്ചവെക്കുന്നത്. സീസണിലെ വേഗമേറിയ പന്തുകളുടെ റെക്കോർഡ് പേരിലാക്കിയ ആൻറിച്ച് നോർക്യയും സഹതാരങ്ങളായ കാഗിസോ റബാഡയും ആവേശ് ഖാനും മികച്ച പ്രകടനമാണ് നടത്തുന്നത്. നിർണായക ഘട്ടത്തിൽ വിക്കറ്റ് വീഴ്ത്താനുള്ള മികവുമായി അശ്വിനും അക്‌സർ പട്ടേലും ചേരുമ്പോൾ ഡൽഹി ബൗളിംഗ് നിരയുടെ കരുത്ത് വ്യക്തം. ചെന്നൈയോട് തോറ്റെങ്കിലും രണ്ടാം പാദത്തിൽ കൊൽക്കത്ത മികച്ച പ്രകടനമാണ് നടത്തുന്നത്. കരുത്തരായ ആര്‍സിബിയേയും മുംബൈ ഇന്ത്യന്‍സിനേയും വീഴ്ത്തിയ കൊൽക്കത്തയ്ക്ക് ഡൽഹിക്കെതിരെ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ പ്രകടനമൊഴിച്ചാൽ ബാക്കി ബട്ടർമാരെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഐപിഎൽ രണ്ടാം പാദത്തിലെ കണ്ടെത്തലായ വെങ്കടേഷ് അയ്യർ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവർക്ക് പുറമെ ആന്ദ്രേ റസ്സലും ദിനേശ് കാർത്തിക്കും ഫോമിലേക്ക് എത്തിയതും അവർക്ക് കരുത്ത് പകരുന്നു. ചെന്നൈക്കെതിരായ മത്സരത്തിൽ പരിക്ക് പറ്റിയ റസ്സൽ ഇന്നത്തെ മത്സരം കളിക്കുമോ എന്നത് സംശയമാണ്. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും കൊൽക്കത്ത മികച്ച പ്രകടനമാണ് നടത്തുന്നത്. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി, വിൻഡീസ് താരം സുനിൽ നരെയ്ൻ എന്നിവർ തങ്ങളുടെ കറങ്ങുന്ന പന്തുകളിലൂടെ ബാറ്റർമാരെ വെള്ളം കുടിപ്പിക്കുമ്പോൾ, വേഗമേറിയ പന്തുകൾ കൊണ്ട് ലോക്കി ഫെർഗൂസനും പ്രസിദ്ധ് കൃഷ്ണയും മികച്ച പിന്തുണ നൽകുന്നു. ഇതുവരെയുള്ള നേർക്കുനേർ കണക്കിൽ കൊൽക്കത്തയ്ക്കാണ് നേരീയ മുൻതൂക്കം. 27 മത്സരങ്ങളിൽ ഇരുവ ടീമുകളും നേർക്കുനേർ എത്തിയപ്പോൾ 14 തവണ കൊൽക്കത്തയും 12 തവണ ഡൽഹിയും ജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. എന്നാൽ നിലവിലെ ഫോം വെച്ച് ഈ കണക്കുകൾക്ക് എത്രത്തോളം പ്രസക്തി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ഷാർജയിലാണ് മത്സരം എന്നതിനാൽ സ്പിന്നർമാരുടെ പ്രകടനം മത്സരത്തിൽ നിർണായകമാകും. IPL 2021| പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹി; വിജയവഴിയിൽ തിരിച്ചെത്താൻ കൊൽക്കത്ത Pro Kabaddi League പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും Virat Kohli ആത്മാവും ഹൃദയവും നല്‍കി കളിക്കും ബാംഗ്ലൂര്‍ ടീമില്‍ നിലനിര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലി Ballon d'Or റൊണാള്‍ഡോയാണ് മികച്ചവന്‍; മെസ്സി ബാലണ്‍ ഡി ഓറിന് അര്‍ഹനല്ല ടോണി ക്രൂസ് Kevin Pietersen ഹൃദയവിശാലതയുള്ള ജനങ്ങളുടെ മനോഹര രാജ്യം ഇന്ത്യയെ പ്രകീര്‍ത്തിച്ച് പീറ്റേഴ്‌സണ്‍ Jimmy George വോളിബോൾ കോർട്ടിലെ ഇടിമുഴക്കം; ജിമ്മി ജോർജ് ഓർമ്മയായിട്ട് 34 വർഷം Jobs in Co-Operative Banks| സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ് IPL 2022 പ്രതിഫലം വെട്ടിക്കുറച്ച് ധോണി; ജഡേജയ്ക്ക് 16 കോടി; ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളും പ്രതിഫലവും Pro Kabaddi League പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും Priyanka Chopra and Nick Jonas| പരസ്പരം സ്നേഹിച്ചും പിന്തുണച്ചും മുന്നോട്ട്; മൂന്നാം വിവാഹ വർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്ര Sabarimala ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍; തീരുമാനം ദേവസ്വത്തിന്റെ ആവശ്യം പരിഗണിച്ച് 1960-കളിൽ വേനൽക്കാലത്ത് തെക്കൻ ഇന്ത്യാനയിലെ എന്റെ മുത്തച്ഛനോടൊപ്പം മീൻപിടുത്തം വളർന്നത് ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. കെന്റക്കി കൽക്കരി ഖനിത്തൊഴിലാളിയായ ക്രൈസ്‌ലർ മോട്ടോർ കോർപ്പറേഷനിൽ നിന്ന് ഫാക്ടറി തൊഴിലാളിയായി വിരമിച്ച എന്റെ മുത്തച്ഛനെ യാന്ത്രികമായി കഴിവുള്ളവരായി പലരും വീക്ഷിച്ചു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഈച്ച മത്സ്യത്തൊഴിലാളിയായിരുന്നു അദ്ദേഹം. എന്റെ മുത്തച്ഛൻ വിരമിക്കൽ ഈച്ചകൾ കെട്ടിയിട്ട് മത്സ്യബന്ധന ഉപകരണങ്ങൾ പരിപാലിച്ചു, ശൈത്യകാലത്ത് ബോട്ട് മോട്ടോർ, വേനൽക്കാലത്ത് മിക്ക ദിവസങ്ങളിലും മത്സ്യബന്ധനം എന്നിവ. എന്റെ മുത്തച്ഛൻ വേനൽക്കാലത്ത് തന്റെ സിംഗിൾ കാർ ഗാരേജിൽ ചെറിയ എഞ്ചിനുകൾ നന്നാക്കി. ആളുകൾ അവരുടെ പുൽത്തകിടി ശരിയാക്കാൻ എല്ലായിടത്തുനിന്നും എത്തി. ടിങ്കറിംഗിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം ഇത് കൂടുതലും ചെയ്തതെന്ന് ഞാൻ കരുതുന്നു. രാവിലെയും ഉച്ചതിരിഞ്ഞും പുൽത്തകിടിയിൽ പണിയെടുക്കുക, പുല്ല് മുറിക്കുക, പൂന്തോട്ടം വളർത്തുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടത്, ഉച്ചകഴിഞ്ഞ് മത്സ്യബന്ധനത്തിന് പോകാൻ അദ്ദേഹത്തിന് സാധിച്ചത് ഞാൻ ഓർക്കുന്നു. വിരമിച്ച ശേഷം, എന്റെ മുത്തച്ഛൻ 16 അടി അലുമിനിയം ജോൺബോട്ടും പുതിയ എവിൻ‌റൂഡ് 3 എച്ച്പി ലൈറ്റ്വിൻ മോട്ടോറും വാങ്ങി, അത് സ്ട്രിപ്പർ കുഴികളിലേക്ക് കൊണ്ടുപോകാനും കരകളിലൂടെ ഈച്ച മത്സ്യബന്ധനത്തിന് പോകാനും അനുയോജ്യമായിരുന്നു. ബോട്ടുകളെയും മോട്ടോറുകളെയും കുറിച്ചുള്ള എന്റെ ആദ്യകാല ഓർമ്മകൾ ഈ ദിവസങ്ങളിൽ നിന്നുള്ളതാണ്. അവന്റെ മോട്ടോറുകൾ എത്ര എളുപ്പത്തിൽ ആരംഭിക്കാമെന്നും അവ എത്ര നന്നായി ഓടുന്നുവെന്നും ഞാൻ എപ്പോഴും ആശ്ചര്യപ്പെട്ടു. ആദ്യ പുളിൽ ഓരോ തവണയും ആരംഭിക്കുന്ന ഒരു ലോൺ ബോയ് പുഷ് മോവറും അദ്ദേഹത്തിനുണ്ടായിരുന്നു, ഞാൻ ഉപയോഗിച്ച ഏറ്റവും മികച്ച മൊവറും. അദ്ദേഹത്തിന്റെ എവിൻ‌റൂഡ് ബോട്ട് മോട്ടോർ, ലോൺ ബോയ് മോവർ മോട്ടോർ എന്നിവ ഒരേ Out ട്ട്‌ബോർഡ് മറൈൻ കോർപ്പറേഷനാണ് നിർമ്മിച്ചതെന്നും പരസ്പരം മാറ്റാവുന്ന രണ്ട് ഭാഗങ്ങളുള്ള രണ്ട് സൈക്കിൾ മോട്ടോറുകളാണെന്നും ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. എന്റെ മുത്തച്ഛൻ കഴിവുള്ള ആളായിരുന്നു. അവൻ ഒരു ധനികനല്ല, പക്ഷേ അവൻ നന്നായി കഴിവുകളും കഴിവുകളും നേടി പലതും ചെയ്തു. മരത്തിൽ നിന്ന് നിരവധി ചെറിയ മത്സ്യബന്ധന ബോട്ടുകൾ അദ്ദേഹം നിർമ്മിച്ചു. പ്രഗത്ഭനായ ഒരു തച്ചനായിരുന്നു അദ്ദേഹം. അത്തരമൊരു കാര്യം ആരെങ്കിലും കേൾക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം ഒരു പോപ്പ്അപ്പ് ക്യാമ്പർ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. അദ്ദേഹം തന്റെ കാര്ക് പോപ്പർ ഈച്ചകളെ കെട്ടിയിട്ട് ഞങ്ങളെ എല്ലാവരെയും മീൻപിടുത്തത്തിനായി നൽകി. തന്റെ ജീവിതം മികച്ചതാക്കിയ കണ്ടുപിടുത്തങ്ങളോട് അദ്ദേഹത്തിന് വലിയ വിലമതിപ്പുണ്ടായിരുന്നു. തന്റെ കോൾമാൻ വിളക്കിലും സ്റ്റാമ്പിലും അദ്ദേഹം അത്ഭുതപ്പെട്ടു. സിൽവർട്രോൾ ഇലക്ട്രിക് ട്രോളിംഗ് മോട്ടോർ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. അയാളുടെ പുതിയ അലുമിനിയം ബോട്ട് ഒരു മനുഷ്യന് തന്റെ ഫിഷിംഗ് കാറിന് മുകളിലുള്ള റാക്കുകളിൽ നിന്ന് ലോഡുചെയ്യുന്നതും ഇറക്കുന്നതും കൈകാര്യം ചെയ്യാൻ പര്യാപ്തമായിരുന്നു. തന്റെ ഓഷ്യൻ സിറ്റി 90 ഓട്ടോമാറ്റിക് ഫ്ലൈ റീലിനെക്കുറിച്ച് അദ്ദേഹം അഭിമാനിച്ചു, കാരണം ഒരു കൈകൊണ്ട് ഒരു ഈച്ച വടി എറിയുന്നതിനും മറുവശത്ത് ഒരു ട്രോളിംഗ് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനും അദ്ദേഹം കൂടുതൽ സമയം ചെലവഴിച്ചു. കടുത്ത വേനൽക്കാലത്ത് ഞങ്ങളുടെ പാനീയങ്ങളെ തണുപ്പിക്കുന്ന ഒരു നല്ല തണുപ്പാണ് മിസ്റ്റർ കോൾമാൻ നിർമ്മിച്ചതെന്ന് അദ്ദേഹത്തിന് തോന്നി, മിസ്റ്റർ എവിൻ‌റൂഡ് അതിശയകരമായ 3-എച്ച്പി ലൈറ്റ്വിൻ ബോട്ട് മോട്ടോർ നിർമ്മിച്ചു, അത് തന്റെ ബോട്ടിൽ കയറ്റാനും കയറാനും എളുപ്പമായിരുന്നു. എന്റെ മുത്തച്ഛൻ എല്ലായ്പ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, ഞാൻ അത് നന്നായി ഓർക്കുന്നു എല്ലാം കൂട്ടിച്ചേർക്കുകയും ശരിയായി ക്രമീകരിക്കുകയും ചെയ്താൽ മോട്ടോറുകളുടെ കാര്യം വരുമ്പോൾ അത് നന്നായി പ്രവർത്തിക്കും ഇത് ആരംഭിക്കുകയോ നന്നായി പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ട അല്ലെങ്കിൽ ട്യൂൺ ചെയ്യേണ്ട ഒരു പ്രശ്നമുണ്ട് അദ്ദേഹം എന്നെ പഠിപ്പിച്ച ജീവിതത്തിലെ നിരവധി സത്യങ്ങളിൽ ഒന്നാണിത്. തീപ്പൊരി, ഇന്ധനം, കംപ്രഷൻ എന്നിവയാണ് മോട്ടോർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ മൂന്ന് പ്രധാന കാര്യങ്ങൾ. ഈ മോട്ടോറുകൾ ഒരു ബോട്ട് ഡീലർ സർവീസ് ഷോപ്പിൽ ശരിയാക്കാൻ ഭാഗ്യമുണ്ടാകും. പഴയ മോട്ടോറുകൾ ശരിയാക്കാൻ യോഗ്യമല്ലെന്നും എനിക്ക് ഒരു പുതിയ മോട്ടോർ വിൽക്കാൻ അവർ കൂടുതൽ താൽപ്പര്യമുണ്ടെന്നും കുറച്ച് സ്ഥലങ്ങൾ എന്നോട് പറഞ്ഞു. 10 അല്ലെങ്കിൽ 20 വയസ്സിനു മുകളിൽ പ്രായമുള്ള മോട്ടോറുകളിൽ അവ പ്രവർത്തിക്കുന്നില്ലെന്ന് മറ്റ് സ്ഥലങ്ങൾ നിങ്ങളോട് പറയും. വാസ്തവത്തിൽ, ഈ മോട്ടോറുകൾ ട്യൂൺ ചെയ്യാൻ എളുപ്പമാണ്, സമയം, ക്ഷമ, കുറഞ്ഞ മെക്കാനിക്കൽ കഴിവ് എന്നിവയുള്ള ആർക്കും ട്യൂൺ അപ്പ് ചെയ്യാനും താരതമ്യേന കുറഞ്ഞ ചെലവിൽ നന്നായി പ്രവർത്തിപ്പിക്കാനും കഴിയും. ഈ പ്രോജക്റ്റുകളിലൊന്ന് പൂർത്തിയാക്കി നിങ്ങൾ അത് ആദ്യമായി വെടിവച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പഴയ എവിൻ‌റൂഡ് അല്ലെങ്കിൽ ജോൺസൺ ബോട്ട് മോട്ടോർ നന്നായി പ്രവർത്തിപ്പിച്ചുവെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് വളരെയധികം സംതൃപ്തി ലഭിക്കും. ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ പ്രോജക്റ്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്കാവശ്യമായത് എന്താണ് എന്നതിനെക്കുറിച്ച് വായിക്കാൻ. ഭാഷ തിരഞ്ഞെടുക്കുകഇംഗ്ലീഷ്ആഫ്രിക്കാൻസ്അൽബേനിയൻഅറബിക്അർമേനിയൻഅസർബൈജാനിബാസ്ക്ബെലാറഷ്യൻബംഗാളിബോസ്നിയൻബൾഗേറിയൻകറ്റാലൻസെബുവാനോചൈനീസ് (സിമ്പ്ലിഫീദ്)ചൈനീസ് (പരമ്പരാഗതം)ക്രൊയേഷ്യൻചെക്ക്ഡാനിഷ്ഡച്ച്എസ്പരാന്റോഎസ്തോണിയൻഫിലിപ്പിനോഫിന്നിഷ്ഫ്രഞ്ച്ഗലീഷ്യൻജോർജ്ജിയൻജർമ്മൻഗ്രീക്ക്ഗുജറാത്തിഹെയ്തിയൻ ക്രയോൾഹൗസഹീബ്രുഹിന്ദിഹ്മോംഗ്ഹംഗേറിയൻഐസ്ലാൻഡിക്ഇഗ്ബൊഇന്തോനേഷ്യൻഐറിഷ്ഇറ്റാലിയൻജാപ്പനീസ്ജാവനീസ്കന്നഡഖെമർകൊറിയൻലാവോലാറ്റിൻലാത്വിയൻലിത്വാനിയൻമാസിഡോണിയൻമലായ്മാൾട്ടീസ്മൗറിമറാത്തിമംഗോളിയൻനേപ്പാളിനോർവീജിയൻപേർഷ്യൻമിനുക്കുകപോർച്ചുഗീസ്പഞ്ചാബിറൊമാനിയൻറഷ്യൻസെർബിയൻസ്ലോവാക്സ്ലൊവേനിയൻസോമാലിസ്പാനിഷ്സ്വാഹിലിസ്വീഡിഷ്തമിഴ്തെലുങ്ക്തായ്ഷ്ഉക്രേനിയൻഉർദുവിയറ്റ്നാമീസ്വെൽഷ്യിദ്ദിഷ്യൊറൂബസുളു ഷോപ്പിംഗ് ആരംഭിക്കുന്നതിന് മുമ്പ് മുകളിലുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുക ആമസോൺ or ബെ. അന്താരാഷ്ട്ര ഷോപ്പർമാർക്ക് സ്വാഗതം UUKMA News അഭയാർത്ഥികളായി നിയമവിരുദ്ധമായ വഴികളിലൂടെയെത്തുന്നവർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി UUKMA News അഭയാർത്ഥികളായി നിയമവിരുദ്ധമായ വഴികളിലൂടെയെത്തുന്നവർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി UUKMA News സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ഒമിക്രോണിനെ നേരിടാൻ കോവിഡ് ബൂസ്റ്റർ ജാബ്‌ വിതരണം അതിവേഗമാക്കാൻ സർക്കാർ; 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ജാബിനായി ബുക്ക് ചെയ്യാം ഒമിക്രോണിനെ നേരിടാൻ ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ മലയാളി യുവതി അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മരിച്ചു മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി; അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു അഭയാർത്ഥികളായി നിയമവിരുദ്ധമായ വഴികളിലൂടെയെത്തുന്നവർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കില്ലെന്ന് ഹോം സെക്രട്ടറി അഭയം തേടാൻ നിയമവിരുദ്ധമായി യുകെയിൽ പ്രവേശിക്കുന്ന ആളുകൾക്ക് പുതിയ ഇമിഗ്രേഷൻ പദ്ധതികൾ പ്രകാരം നിയമപരമായി എത്തുന്നവർക്ക് തുല്യമായ അവകാശങ്ങൾ ഇനി ഉണ്ടാകില്ല. നിയമപരമായി എത്തുന്നവർക്ക് ഉടൻ തന്നെ യുകെയിൽ തുടരാനുള്ള അവകാശം അനിശ്ചിതമായി നൽകുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. നിയമവിരുദ്ധമായ വഴിയിലൂടെ വന്നാൽ ആളുകൾക്ക് ബ്രിട്ടനിൽ തുടരാനുള്ള ന്യായമായ സംവിധാനം ബുദ്ധിമുട്ടാകുമെന്ന് അവർ പറഞ്ഞു. അതേസമയം അഭയാർത്ഥി വിഷയത്തിൽ സർക്കാരിന് കഴിവും അനുകമ്പയും ഇല്ലെന്ന് ലേബർ പറഞ്ഞു.അഭയാർഥി ഗ്രൂപ്പുകൾ ഈ നിർദ്ദേശങ്ങളെ അന്യായവും യാഥാർഥ്യമല്ലാത്തതെന്നും കുറ്റപ്പെടുത്തി. കുടിയേറ്റത്തിനായുള്ള പുതിയ പദ്ധതിയെക്കുറിച്ച് പ്രീതി പട്ടേൽ പിന്നീട് വിശദീകരിക്കും, “പതിറ്റാണ്ടുകളായി യുകെയുടെ അഭയ വ്യവസ്ഥയുടെ ഏറ്റവും വലിയ മാറ്റം” എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 35,099 അഭയാർത്ഥികൾ യുകെയിൽ തുടരുന്നതിന് അപേക്ഷകൾ നൽകിയിട്ടുണ്ട്. ഇറാൻ, അൽബേനിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. ഫ്രാൻസ് പോലുള്ള മറ്റൊരു സുരക്ഷിത രാജ്യം വഴി അഭയാർത്ഥികൾ യുകെയിൽ പ്രവേശിക്കുന്നത് ക്ലെയിമുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ സ്വാധീനിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു. നിരസിച്ച അപേക്ഷകരെ യുകെയിൽ നിന്ന് വേഗത്തിൽ നീക്കംചെയ്യാൻ സർക്കാർ ശ്രമിക്കുമെന്നും അപ്പീൽ പ്രക്രിയ വേഗത്തിലാക്കാൻ പരിഷ്കരിച്ചിട്ടുണ്ടെന്നും ഓഫീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ പീഡനത്തിൽ നിന്നോ അക്രമത്തിൽ നിന്നോ ഒളിച്ചോടുകയും നിയമപരമായ പുനരധിവാസം വഴി യുകെയിലേക്ക് വരികയും യുകെയിൽ അനിശ്ചിതമായി തുടരാൻ അനുമതി ലഭിക്കുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു.നിലവിൽ അപേക്ഷിക്കാൻ അഭയാർത്ഥി പദവി ലഭിച്ചതിന് ശേഷം അഞ്ച് വർഷത്തേക്ക് അവർ കാത്തിരിക്കണം. പുതിയ പദ്ധതികൾ‌ പ്രകാരം, ക്രിമിനൽ‌ സംഘങ്ങൾക്ക് യുകെയിലേക്ക്‌ കൊണ്ടുവരുന്നതിന്‌ പണം നൽ‌കുന്ന ഏതൊരാൾ‌ക്കും തുടരാൻ‌ താൽ‌ക്കാലിക അനുമതി മാത്രമേ ലഭിക്കൂ, മാത്രമല്ല അവരെ യുകെയിൽ‌ നിന്നും നീക്കംചെയ്യുന്നതിന് ത്വരിതഗതിയിലുള്ള നടപടികളുമുണ്ടാകും. ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 4 നു,ശനിയാഴ്ച,കാസിൽ ഗ്രീൻ സെന്ററിൽ ഫാ ടോമി അടാട്ട്, പിആർഒ ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിയെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈ 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രത ഒമിക്രോണിനെ നേരിടാൻ കോവിഡ് ബൂസ്റ്റർ ജാബ്‌ വിതരണം അതിവേഗമാക്കാൻ സർക്കാർ; 18 വയസ്സിന് മുകളിലുള്ളവർക്ക് ലണ്ടൻ: ഒമിക്‌റോൺ വേരിയന്റിന്റെ വ്യാപനത്തെ ചെറുക്കാൻ ഇന്ന് മുതൽ തന്നെ കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ പദ് ഒമിക്രോണിനെ നേരിടാൻ ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ പുതിയ കോവിഡ് -19 വേരിയന്റായ ഒമിക്രോണിനെ നേരിടാൻ രൂപകൽപ്പന ചെയ്ത പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഇംഗ് മലയാളി യുവതി അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മരിച്ചു തിരുവല്ല: നിരണം സ്വദേശിനിയായ 19 കാരി അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മരിച്ചു. നിരണം വടക്കും ഭാഗം മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി; അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നി റെയ്മണ്ട് മുണ്ടക്കാട്ട് സന്ദർലാൻഡ് മലയാളി അസോസിയേഷൻ സണ്ടർലൻഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാ ലോലശതാവരി – കേരളപ്പിറവിക്ക്‌ മലയാള നാടിന് സമ്മാനമായി യു കെ മലയാളികളുടെ പ്രിയ ഗായിക ടെസ്സ ജോണിൻ്റെ ഗാനസമർപ്പണം റിലീസ് ചെയ്തു…. ഇന്ത്യയുമായി വീണ്ടും ചർച്ചക്ക് തയാർ –ചൈന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 4 നു,ശനിയാഴ്ച,കാസിൽ ഗ്രീൻ സെന്ററിൽ ഫാ ടോമി അടാട്ട്, പിആർഒ ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി നിർത്തിവെച്ച തിരുവചന ശുശ്രുഷകൾക്ക് ഇതോടെ പുനരാരംഭമാവും.” അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ”(സങ്കീർത്തനങ്ങൾ 43:3)ലണ്ടൻ കൺവെൻഷനിൽ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുർബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗൺസിലിങ്ങും, ഗാന ശുശ്രുഷകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനായുള്ള സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍ മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിയെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമ്മീഷണർ പറഞ്ഞു. ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ സമീപിക്കും. ഇരുവർക്കും എതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ തീരുമാനം. സമ്മർദത്തിന് വഴങ്ങില്ലെന്ന് കെപിസിസി നേതൃത്വം, യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയിട്ടും മുന്നണിയോഗത്തിന് എത്താതിരുന്നത് മന:പൂർവമാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോൾ അതും സംഭവിച്ചുവെന്നാണ് കെ പി സി സി നേതൃത്വം പറയുന്നത്. ഉമ്മൻചാണ്ടിയും 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയത്. കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാര്‍ട്ടികള്‍, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി എന്നിവരാണ് സഭയില്‍ നിന്ന് ഇറങ്ങി പോയത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക് ഓസീസ് ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് വാഹനാപകടത്തിൽ പരുക്ക്. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ താരത്തിൻ്റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ബൈക്ക് മറിഞ്ഞതിനു പിന്നാലെ വോൺ 15 മീറ്ററോളം ദൂരെ തെറിച്ചുവീണു. അപകടസമയത്ത് വലിയ പ്രശ്നം തോന്നിയില്ലെങ്കിലും പിറ്റേന്ന് രാവിലെ കാലിനും ഇടുപ്പിനും വേദന അനുഭവപ്പെട്ടു എന്ന് വോൺ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായും താരം വ്യക്തമാക്കി യുക്മ ദേശീയ കലാമേള – 2021 മത്സരാർത്ഥികൾക്ക് നാളെ വരെ രജിസ്റ്റർ ചെയ്യുവാൻ അവസരം…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച… യുക്മ ദേശീയ കലാമേള – 2021 മത്സരാർത്ഥികൾക്ക് നാളെ വരെ രജിസ്റ്റർ ചെയ്യുവാൻ അവസരം…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച…. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ഡിസംബറിൽ നടക്കുന്ന പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടിയത് നാളെ (28/11/21) അവസാനിക്കാനിരിക്കെ കഴിഞ്ഞ വർഷത്തേക്കാൾ മത്സാർത്ഥികൾ ഇതിനകം കലാമേളയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. യുക്മ ദേശീയ കലാമേള 2021-ൽ രജിസ്റ്റർ ചെയ്യുവാൻ ഒരു ദിവസം കൂടി അവശേഷിച്ചിരിക്കെ നാളെ നവംബർ 28 ഞായറാഴ്ച രാത്രി യുക്മ ദേശീയ കലാമേള – 2021; അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച… യുക്മ ദേശീയ കലാമേള – 2021; അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന മാനിച്ച് രജിസ്ട്രേഷൻ നവംബർ 28 വരെ നീട്ടി…. വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 12 ഞായറാഴ്ച….. അലക്സ് വർഗ്ഗീസ്(യുക്മ ദേശീയ ജനറൽ സെക്രട്ടറി)പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിൻ പ്രകാരം യുക്മ ദേശീയ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ നവംബർ 28 ഞായറാഴ്ച രാത്രി 12 മണി വരെ സമയം അനുവദിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്നതു പ്രകാരം കലാമേളയിൽ രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു, പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…… / പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണം; രജിസ്ട്രേഷൻ പൂർത്തിയാവാൻ രണ്ട് നാൾ കൂടി…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…… അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ രണ്ട് നാൾ കൂടി അവശേഷിച്ചിരിക്കേ കലാമേളയിൽ പങ്കെടുക്കുവാൻ മത്സരാർത്ഥികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കുവാൻ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരാർത്ഥികൾ മത്സരിക്കുന്ന ഇനങ്ങളുടെ പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…. ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന കാലം / പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു…. ഇത്തവണ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം…. ഇനി മത്സരാർത്ഥികൾക്ക് തീവ്ര പരിശീലന കാലം അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ രണഭേരി ഉയരുമ്പോൾ, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂർണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം വീണ്ടും ഒരുങ്ങുകയാണ്. യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ… നടന വിസ്മയം നെടുമുടി വേണുവിന് ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ഡിസംബറിൽ…. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) 2021-ൽ കലാരംഗത്തിന് കനത്ത ആഘാതം സൃഷ്ടിച്ചു കൊണ്ട് അരങ്ങൊഴിഞ്ഞ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ” നെടുമുടി വേണു നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. മുൻ വർഷങ്ങളിലേത് പോലെതന്നെ യു കെ മലയാളി പൊതു പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും; രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21…. ഇ മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന തീയ്യതി ഡിസംബർ 5… പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും; രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21…. ഇ മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന തീയ്യതി ഡിസംബർ 5….. അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടുതൽ മികവാർന്ന രീതിയിൽ രൂപകൽപ്പന ചെയ്തുകഴിഞ്ഞു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെർച്വൽ നഗറിൽ പന്ത്രണ്ടാമത് ദേശീയമേളക്ക് അടുത്ത മാസം തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും മറ്റൊരു ചരിത്ര നിമിഷമാകും. വെർച്വൽ പ്ലാറ്റ്‌ഫോമിൽ ലോംഗ് മാർച്ച് -2 ഡി റോക്കറ്റിൽ വടക്കൻ ഷാൻക്സി പ്രവിശ്യയിലെ തായുവാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൈന അതിന്റെ ആദ്യ സൗര പര്യവേക്ഷണ ഉപഗ്രഹം ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചു. ചൈനീസ് Hα സോളാർ എക്സ്പ്ലോറർ (CHASE) എന്നും അറിയപ്പെടുന്ന ഈ ഉപഗ്രഹത്തിന് 'Xihe' എന്ന് പേരിട്ടു പുരാതന ചൈനീസ് പുരാണങ്ങളിൽ കലണ്ടർ സൃഷ്ടിച്ച സൂര്യന്റെ ദേവതയാണ് സിഹെ എന്ന് പറയുന്നത്).ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷനാണ് (സിഎഎസ്‌സി) ഉപഗ്രഹം വികസിപ്പിച്ചത്. ജിത്തു ആദ്യമായി നിവര്‍ന്നു നിന്നു, താങ്ങായത് മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ ജിത്തു ആദ്യമായി നിവര്‍ന്നു നിന്നു, താങ്ങായത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ പാലക്കാട് സ്വദേശി ജിത്തുവിന് ആദ്യമായി നിവര്‍ന്ന് നില്‍ക്കാന്‍ തുണയായത് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രക്രിയയാണ് 13 കാരനായ ജിത്തുവിന് സൗജന്യമായി ചെയ്തുകൊടുത്തത്. ശസ്ത്രക്രിയയ്ക്കും ഫിസിയോ തെറാപ്പിക്കും ശേഷം ആദ്യമായി ജിത്തു ജീവിതത്തില്‍ നിവര്‍ന്നു നിന്നു. ഒന്‍പത് മണിക്കൂര്‍ നീണ്ട സ്‌കോളിയോസിസിനുള്ള (നട്ടെല്ല് നിവര്‍ത്തുന്ന) ശസ്ത്രക്രിയ ആദ്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് നടത്തിയത്. മികച്ച ചികിത്സ നല്‍കി ജിത്തുവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും അഭിനന്ദിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ജന്മനാ നട്ടെല്ല് വളഞ്ഞ് പഠിത്തത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ നാലര അടി പൊക്കം മാത്രമുള്ള ജിത്തുവും കുടുംബവും ആകെ സങ്കടാവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണോ എന്ന് അറിയാത്തതിനാല്‍ ജിത്തുവിന്റെ കുടുംബം ആദ്യം സമീപിച്ചത് സ്വകാര്യ ആശുപത്രിയേയാണ്. ഭീമമായ ചികിത്സാ ചെലവ് കണ്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെ സമീപിച്ചത്. എന്നാല്‍ ജിത്തുവിനെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. ബിജു കൃഷ്ണന്റെയും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഷംസാധ് ബീഗത്തിന്റെയും നേതൃത്വത്തില്‍ ഡോ. ജിതിന്‍, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ. എം. സുനില്‍, ഡോ. വിജയകുമാര്‍, സ്റ്റാഫ് നഴ്സുമാരായ സരിത, രമ്യ, സുമിക്കോ എന്നിവരുള്‍പ്പെട്ട സംഘമാണ് ശാസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. Home kumbla ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ; നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടിന് പരിഹാരമായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ ഇടപെടൽ; നാഷണൽ ഹൈവേയിലെ വെള്ളക്കെട്ടിന് പരിഹാരമായി. തിമിർത്ത് പെയ്ത മഴയിൽ കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തു നാഷണൽ ഹൈവേയിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഉണ്ടായ പ്രശ്നം നാട്ടുകാർ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു, ഉടനെ നാഷണൽ ഹൈവേ അധികൃതരെ അറിയിക്കുകയും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരായ നിഷാനിന്റെ നേതൃതത്തിൽ സ്ഥലം സന്ദർശിച്ചു. വെള്ള കേട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സീകരിക്കുകയും ചെയ്തു. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കാസർകോട്:കാസർകോട്ട് മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു.ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത് ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു . ബദിയടുക്ക (True News, April 13, 2021 ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരണപ്പെട്ടു. പെരഡാല മൂക്കംപാറയിലെ റിങ് ഹമീദിന്റെ മകൻ സാഹ ഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന്‍ അപ്പടി വേണം കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കടലില്‍ നിന്നു പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില നിശ്ചയിക്കാനും ആദ്യവില്പന നടത്താനുമുള്ള മത്സ്യത്തൊഴിലാളിയുടെ അവകാശത്തില്‍ കൈകടത്താ നും ലേല കമ്മിഷന്‍ എന്ന പേരില്‍ അടിസ്ഥാനവിലയുടെ അഞ്ചു ശതമാനം പിടിച്ചുപറിക്കാനുമുള്ള നിയമം നടപ്പാക്കാന്‍ എന്തു ബദ്ധപ്പാടാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടുന്നത്! കൊവിഡ്കാലത്തെ അടച്ചിടല്‍ തന്ത്രങ്ങള്‍ക്കും കടല്‍കയറ്റത്തിന്റെ ഒഴിയാ ഭീഷണിക്കും നടുവില്‍ തീരദേശമാകെ ഞെരുങ്ങുമ്പോഴാണ് 2020 സെപ്റ്റംബറില്‍ ”മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും വ്യവസ്ഥാപിതവും ശുചിത്വപൂര്‍ണവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം പാലിക്കുന്നതിനുമായി” ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ ഫിഷറീസ് നയത്തിനു വിരുദ്ധമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു വ്യാജ അമേരിക്കന്‍ കമ്പനിയുമായി അതിനിഗൂഢമായ വിദേശനിക്ഷേപ ഉടമ്പടിയിലേര്‍പ്പെട്ടതിനെച്ചൊല്ലിയുള്ള തിരഞ്ഞെടുപ്പുരാഷ്ട്രീയ വിവാദച്ചുഴിയിലകപ്പെട്ടെങ്കിലും പൂര്‍വാധികം ശക്തിയോടെ തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി സര്‍ക്കാര്‍ തീരമേഖലയിലെ ജീവന്മരണപ്രശ്‌നങ്ങളില്‍ കുറെക്കൂടി ക്രിയാത്മകമായി ഇടപെടുമെന്ന തോന്നല്‍ ഉളവാക്കിയാണ് ടൗട്ടെ അതിതീവ്രചുഴലിക്കാറ്റിന്റെയും കടലേറ്റത്തിന്റെയും ആഘാതങ്ങളില്‍ പെട്ടവര്‍ക്കും മറ്റും ദുരിതാശ്വാസവാഗ്ദാനങ്ങള്‍ ചൊരിഞ്ഞ് മന്ത്രിമാരുടെ ചെറുസംഘം കടലോരത്ത് ഓട്ടപ്രദക്ഷിണം നടത്തിയത്. മത്സ്യത്തൊഴിലാളി സമൂഹത്തെ കൂടുതല്‍ ഊറ്റിപ്പിഴിയാനുള്ള ജനദ്രോഹ നിയമനിര്‍മാണത്തിന് കോപ്പുകൂട്ടാനായിരുന്നു അതൊക്കെയെന്ന് നിയമസഭയില്‍ വ്യക്തമായി. മത്സ്യത്തൊഴിലാളികളെ തരകന്മാരുടെയും മറ്റ് ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാനും ഉപഭോക്താക്കള്‍ക്കു ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള സമുദ്രവിഭവങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് 2021-ലെ പുതിയ മത്സ്യലേല വിപണന നിയമം കൊണ്ടുവന്നിരിക്കുന്നതത്രെ. സംസ്ഥാനത്തെ മത്സ്യമേഖലയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു വ്യവഹാരസമ്പ്രദായത്തിന്റെ ഭാഗമാണ് ഏതു പാതിരാത്രിയും പ്രതികൂല സാഹചര്യത്തിലും ജാമ്യമില്ലാത്ത അടിയന്തര സാമ്പത്തിക സഹായത്തിന് ആശ്രയിക്കാവുന്ന പ്രാദേശിക ‘സസ്റ്റെനന്‍സ്’ സംവിധാനം. ബാങ്കുകളിലോ സര്‍ക്കാര്‍ ഏജന്‍സികളിലോ സഹകരണപ്രസ്ഥാനങ്ങളിലോ നിന്ന് സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ ലഭിക്കാനുള്ള നൂലാമാലകള്‍ എന്തൊക്കെയാകും! തരകന്മാര്‍ ലേല കമ്മീഷന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ബോട്ടുകാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സ്വീകാര്യമായ, പരസ്പര ബോധ്യമുള്ള മാനദണ്ഡങ്ങളില്‍ നടത്തുന്ന ഇടപാടാണ്. അതിനു ബദലാകുമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകക്ഷി നാമനിര്‍ദേശം ചെയ്യുന്ന ജനപ്രതിനിധികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും മേല്‍ക്കൈയുള്ള മാനേജ്‌മെന്റ് സമിതികളെ രംഗത്തിറക്കി അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് സമുദ്രവിഭവങ്ങള്‍ ലേലം ചെയ്യാനും അതില്‍ അഞ്ചു ശതമാനം കമ്മീഷന്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാനുമുള്ള സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയും തന്ത്രപരമായ രാഷ്ട്രീയക്കളിയും? ഏറ്റവും വിചിത്രം ‘ന്യായനിര്‍ണയ’ ഉദ്യോഗസ്ഥന്‍ ‘ഉത്തമബോധ്യത്തോടെ’ കൈക്കൊള്ളുന്ന ഒരു നടപടിയും നിയമപരമായോ ഔദ്യോഗികതലത്തിലോ ഒരുതരത്തിലും ചോദ്യം ചെയ്യാനാവില്ല എന്ന വ്യവസ്ഥയാണ്. ആരുടെ ലൈന്‍സും പിടിച്ചുവയ്ക്കാനും തടയാനും റദ്ദാക്കാനും ആരെയും കോടതികയറ്റാനും ഉത്തമബോധ്യമുണ്ടായാല്‍ മാത്രം മതി! ഇങ്ങനെ ഒരു നിയമം രൂപകല്പന ചെയ്യാന്‍ പിണറായിയുടെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കേ കഴിയൂ. ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക[2] ഒരു സോഫറ്റ്-വയറന്റെ സാഹിത്യ-സാമൂഹിക-ചലച്ചിത്ര പരീക്ഷണനിരീക്ഷണങ്ങള്‍..ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരൊക്കെയോയുണ്ട് ആ മെസേജ് അയച്ച ആളെ നമുക്ക് തത്കാലം മോളിക്കുട്ടി എന്നു വിളിക്കാം.കഥാപാത്രത്തിന്റെ ഇന്റ്റോ ഫ്ലാഷ്ബാക്കിലാണു.അങ്ങോട്ടേയ്ക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു! രണ്ടു മാസം മുന്‍പുളള അത്ര തണുപ്പില്ലാത്ത ഒരു വെളുപ്പാന്‍ കാലം.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഫുഡ് കോര്‍ട്ട് കമിറ്റിയില്‍ ഉളളതിന്റെ ഒരു അധികാരത്തില്‍ ബ്രേക്ക്ഫാസ്റ്റിനു പോയ ഞാന്‍ അതിനകത്തൂടെ തേരാ പാരാ നടന്നു വെന്‍ഡേഴ്സിനോട് സൊറ ഒക്കെ പറഞ്ഞ് നടക്കുന്നു.സൊറ പറച്ചില്‍ കൂടിയത് കൊണ്ടായിരിക്കണം ചോദിക്കാതെ തന്നെ ഫുഡ് കൂപ്പണ്‍ തന്നു മമ്മത കേറ്ററിംഗിലെ ഭായ് പയ്യെ സ്കൂട്ടായി.അതും കൊണ്ട് ഫുഡ് കൌണ്ടറിലേയ്ക്ക് നടക്കുന്ന വഴിയ്ക്ക്,പതിവുളള ഫേസ് സ്കാനിംഗിനിടെയാണു എന്റെ ടീം മേറ്റും നല്ലൊരു സുഹൃത്തുമായ ഒരു കുട്ടി താത്കാലിക നാമം ഡുണ്ടുമോള്‍ -ഇരിക്കുന്നത് കണ്ടത്.കണ്ട സ്ഥിതിയ്ക്ക് ഒരു ഹായ് പറയാതിരിക്കുന്നത് മോശമല്ലേ എന്നു കരുതി അങ്ങോട്ടേയ്ക്ക് ഒന്നു ഫോക്കസ് ചെയ്തപ്പോഴാണു ഞാനാ കാഴച്ച കണ്ടത്.ഡുണ്ടുവിന്റെ തൊട്ടപ്പുറത്ത് ഒരാള്‍.വെളള സല്‍വാറില്‍ വലിയ കണ്ണുകളൊക്കെ ആയിട്ട്,കാണുമ്പോള്‍ ഒരുപാട് സന്തോഷം തരുന്നൊരു മുഖം.ചില സിനിമേലൊക്കെ കാണുന്ന പോലെ ചുറ്റുമുളളതൊക്കെ ഒരു സ്ലോമോഷനില്‍ പതിയെ പതിയെ ഔട്ട് ഓഫ് ഫോക്കസിലേയ്ക്ക് പോയി,ഫോക്കസില്‍ മോളിക്കുട്ടി മാത്രം.മൊത്തത്തില്‍ ഒരു കിളി പോയ അവസ്ഥ. കട്ട് ട്ടു ക്യുബിക്കിള്‍ ഞാന്‍ ഡുണ്ടു മോള്‍ടെ സീറ്റില്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു. "എന്താടി ഡുണ്ടുമോളേ, നിനക്കാകെ ക്ഷീണമാണല്ലോ.നീ നേരാം വണം ഭക്ഷണം ഒന്നും കഴിക്കുന്നില്ല കേട്ടോ പറഞ്ഞു തീരണ്ട താമസം. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം.കാള വാലു പൊക്കുന്നത് കണ്ടപ്പോഴേ അവള്‍ക്ക് കാര്യം മനസ്സിലായി.അച്ചായത്തിയാണെന്നു പറഞ്ഞെങ്കിലും ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു, ആര്‍.സി ആണല്ലോ അല്ലേ ? ആണെന്നു അവള്‍ പറഞ്ഞതും,പൊട്ടാന്‍ ബാക്കിയുണ്ടായിരുന്ന ആ ഒരു ലഡു കൂടി അമിട്ട് പൊട്ടണ പോലെ അങ്ങ് പൊട്ടി.പിന്നെ യൂഷ്വല്‍ വയലിന്‍ വായന,പൂ വിരിയണ എഫക്ട്,കളം കളം എഫക്ട് അതൊക്കെ കൂടി അങ്ങ് വന്നു നിറഞ്ഞു. ഡീറ്റയില്‍സ് ഒക്കെ കിട്ടിയ സ്ഥിതിയ്ക്ക്,കേരളത്തിലെ ആമ്പിള്ളേരുടെ ഇഷ്ടവിനോദമായ വണ്‍ വേ ലൈനടി അങ്ങു അഘോഷമായിട്ട് തുടങ്ങി.ലൈനടീന്നു പറഞ്ഞ നിരുപദ്രവകരമായ കാര്യങ്ങള്‍ മാത്രം,അതായത് ഉച്ചയ്ക്ക് കഴിക്കാന്‍ പോകുമ്പോ വായ്നോക്കാന്‍ പാകത്തിനു എവിടെലും ഇരിക്കുക,വൈകുന്നേരത്തെ ചായയ്ക്ക് അവരുടെ ഗ്യാംഗ് പോയി എന്നുറപ്പ് വന്നു കഴിയുമ്പോ ഒന്നും അറിയാത്ത പോലെ എന്റെ കൂട്ടുകാരെ നിര്‍ബന്ധിച്ച് ചായയ്ക്ക് ഇറക്കുക,ഒത്താല്‍ എതിര്‍ വശത്തുളള ടേബിളില്‍ ഇരിക്കുക,ചായ കുടിക്കുന്നതിനിടെ കണ്ണടയുടെ മുകളിലൂടെ ചുമ്മാ ഒരു ഒളികണ്ണെറിയുക,അവളിരിക്കുന്ന വിംഗില്‍ തന്നെ ഇരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഓഫീസിലേയ്ക്ക് ഇറങ്ങുന്നത് വരെ കൂടെയുണ്ടായിരുന്ന സഹമുറിയന്റെ സുഖവിവരം ഒന്നു വീതം മൂന്നു നേരം കണക്കില്‍ അവിടെ പോയി അന്വേഷിക്കുക തുടങ്ങിയ നിസ്സാരമായ ഐറ്റംസ്.ഡുണ്ടുമോള്‍ ഡീസന്റായത് കൊണ്ട് ഇതൊക്കെ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു,ഒപ്പം മോളിക്കുട്ടിയോട് പറഞ്ഞ് എന്റെ മാന്യതയുടെ മൂടുപടം വലിച്ച് കീറിതുമില്ല. ഇതെന്നേലും നേരെ ചൊവ്വെ ആകുവാണെ കുടുംബക്കാരുടെ ഭാഗത്തുന്നു പ്രശ്നമൊന്നുമുണ്ടാവില്ലാന്നുറപ്പാക്കാന്‍ അത്യാവശ്യം ഡാറ്റ ഒക്കെ കളക്ട് ചെയ്തു,ക്ലാസ്മേറ്റ്സില്‍ പറയുന്ന പോലെ അവളറിയാതെ ഞാന്‍ അവളെ ആത്മാര്‍ത്ഥമായി പ്രേമിച്ചിരുന്നു എന്ന ലൈനില്‍ കാര്യങ്ങള്‍ ഡീസന്റായി പോയ്കൊണ്ടിരിക്കുന്ന കാലത്താണു ഒരു ഇടിത്തീ പോലെ എന്റെ കമ്മ്യൂണിക്കേറ്ററില്‍ മോളിക്കുട്ടിയുടെ ഏറ്റവുമാദ്യം പറഞ്ഞ ഹായ് വന്നത്. ഹായ് കണ്ട് കമ്പ്ലീറ്റ് പകച്ച് പോയ ഞാന്‍ മറുപടി കൊടുക്കുന്നതിനു പകരം ആദ്യം തല പൊക്കി നോക്കിയത് ഡുണ്ടുമോള്‍ സീറ്റിലുണ്ടോ എന്നാണു.ഇനി അവളെങ്ങാനും മോളിക്കുട്ടിയുടെ സീറ്റില്‍ പോയി ഒപ്പിക്കുന്ന തമാശയാണൊ എന്നറിയില്ലല്ലോ.ഇമോഷന്‍സ് വച്ച് ടേബിള്‍ ടെന്നീസ് കളിക്കുക എന്നത് ഈ പെമ്പിള്ളേരുടെ ജന്മസഹജമായ ഒരു വാസനയല്ലേ,പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് ഡുണ്ടുമോള്‍ അവളുടെ സീറ്റില്‍ ഇരുന്നു ഏതോ ഡാറ്റാ ടേബിളിനോട് മസിലു പിടിക്കുന്നുണ്ട്.എന്നാലും ഒന്നുറപ്പിക്കുന്നതിനു വേണ്ടി ഞാന്‍ അവളുടെ സീറ്റില്‍ പോയി ചോദിച്ചു,മോളിക്കുട്ടിയുടെ സീറ്റില്‍ ആരെടി ഇരിക്കുന്നെ,നിങ്ങടെ പിള്ളേരാരെങ്കിലും ആണോ എന്നു. വീണ്ടും നിശബ്ദത..ടക്..ടക്..ടക്..പെട്ടന്നു സ്ക്രീനില്‍ 'മോളിക്കുട്ടി ഈസ് ടൈംപ്പിംഗ്' എന്നു തെളിഞ്ഞു.വീണ്ടും ടെന്‍ഷന്‍,ആശുപ്രതി..ഡോക്ടര്‍മാര്‍..ഡോക്ടര്‍മാര്‍..ആശുപ്രതി മെസേജ് വന്നു,വീണ്ടും ഒരു ഹായ് പുല്ല്, ഇതൊരെണ്ണം പറഞ്ഞതല്ലേ എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തതും,അടുത്തതും വന്നു 'ഹൗ ആര്‍ യൂ കട്ട ഫോര്‍മല്‍ അപ്പ്രോച്ച്,ചീത്ത ആണെങ്കിലും ഡീസന്റായിരിക്കാന്‍ സാദ്ധ്യതയുണ്ട്.ഇംഗ്ളീഷിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു നിന്ന എലിസബത്ത് ടീച്ചറിനെ മനസ്സില്‍ ധ്യാനിച്ച് ഡീസന്റായി എങ്ങനെ ഉരുണ്ടു കളിക്കാം എന്ന ചിന്തകളിലേയ്ക്ക് ഞാന്‍ മനസ്സിനെ ഡൈവേര്‍ട്ട് ചെയ്തു കൊണ്ട് 'ഐ ആം ഫയനു,താങ്ക്യൂ" എന്നൊരു പാണ്ടിപ്പട സ്റ്റൈല്‍ മറുപടി കൊടുത്തു. കൊള്ളാം ഐസ് ബ്രേക്കിംഗ് ഒക്കെ അറിയാം.കൊല്ലുവാണെങ്കിലും ഇങ്ങനെ വേണം,വെളളമൊക്കെ തന്നു,ഒരു പച്ച പ്ലാവില്ലയൊക്കെ വായിലേയ്ക്ക് വച്ച് തന്ന്‍.അടുത്ത മെസേജ് വരാന്‍ പഴയത് പോലെ താമസമുണ്ടായില്ല. കിട്ടുണ്ണിയാണു ഉള്ളിലിരുന്നു ആത്മഗതം പറഞ്ഞത്..മ്മ്..കേട്ടിട്ടുണ്ട്..കേട്ടിട്ടുണ്ട്.ആ പറഞ്ഞ കാര്യം സ്ക്രീനില്‍ തെളിയുന്നതിനു മുന്‍പ് മനസ്സില്‍ ഒരു ചാറ്റ് തെളിഞ്ഞു വന്നു. "ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലെ.എവിടെ പോയാലും,എപ്പോ നോക്കിയാലും വായും പൊളിച്ച് മുന്നില്‍ കാണും.നാണമില്ലേ തനിക്ക്,ഒന്നുമിലേലും ഇത്രേം പ്രായമായില്ലേ.എടോ തടിയാ,താനെന്നെങ്കിലും കണ്ണാടീല്‍ നോക്കിട്ടുണ്ടോ.അതോ ഒരു കണ്ണാടീല്‍ ഒതുങ്ങാറില്ലേ ചുമ്മാ ആളുകളെ കൊണ്ട് പറയിപ്പിക്കാനായിട്ട്.ഇനി മേലാല്‍ എന്റെ പിറകെ നടന്നാല്‍ ഞാന്‍ എച്ച്.ആറില്‍ കമ്പ്ലൈന്റ് ചെയ്യും." ഇതോ,അല്ലെങ്കില്‍ ഇതിന്റെ ഒരു വേരിയന്റോ മുന്നിലെ സ്ക്രീനില്‍ കാണാന്‍ ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോള്‍ ആ മെസേജ് വന്നു. "ദക്കാനി ദേഗിലെ ഇന്നത്തെ വെജിറ്റിബിള്‍ ബിരിയാണി ചീത്തയായിരുന്നു" മനസ്സില്‍ വന്നത് "ആരാ എന്നൊരു അലര്‍ച്ചയായിരുന്നു.കിട്ടിയ ഷോക്ക് പുറത്ത് കാണിക്കാതെ "ഓ..ആണോ" എന്നൊരു മറുപടി ഞാന്‍ അയച്ചു. "ആ അതെ,ഡുണ്ടുമോളാണു പറഞ്ഞത് മൃദുല്‍ ഫുഡ് കമിറ്റിയില്‍ ഉണ്ട്,പറഞ്ഞാ മതിയെന്നു.തീരെ മോശമായിരുന്നു.അതിലെ വെജിറ്റബിള്‍സ് ഒന്നും വെന്തിട്ടില്ലായിരുന്നു.കുടെ കീട്ടിയ റൈത്തയ്ക്ക് ഉപ്പും ഇല്ലായിരുന്നു ഒട്ടും അമാന്തമില്ലാതെ അവള്‍ പറഞ്ഞു. ഇല്ല,കാണില്ല എന്നൊരു മറുപടിയാണു മനസ്സില്‍ വന്നതെങ്കിലും "ഓ ആയിക്കോട്ടെ, ഞാന്‍ വേണ്ടത് ചെയ്തോളാം" എന്നാണു ടൈപ്പ് ചെയ്തതു "അപ്പോ ശരി,ബൈ,താങ്ക്സ്" എന്നും പറഞ്ഞ് മോളിക്കുട്ടിയങ്ങ് പോയി. ആരും കണ്ടില്ലല്ലോ എന്നുറപ്പ് വരുത്താന്‍ തിരിഞ്ഞ് നോക്കിയപ്പോ തൊട്ട് പുറകില്‍ അവളുണ്ട് ഡുണ്ടുമോള്‍ ഒരവിഞ്ഞ,വളരെ വൃത്തിക്കെട്ട,ആക്കിയ ചിരി ചിരിച്ചു കൊണ്ട് കൂടെ ഒരു ചോദ്യവും മോളിക്കുട്ടി എന്തു പറഞ്ഞു ചേട്ടാ മൃദുലേ തകർത്തു.ഒറ്റ വീർപ്പിൽ വായിച്ചു.ആവശ്യത്തിനു ചേർത്തിരിയ്ക്കുന്ന പഞ്ചുകൾ..എല്ലാം ഇഷ്ടമായി സ്റ്റൈലായി ഇഷ്ടപ്പെട്ടു അടിപൊളി ഫ്ലാഷ് ബാക്കിലെ കോമഡി കിടുക്കന്‍ ആശംസകൾ നേരുന്നു ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റ ടെക്സ്റ്റ്:ഇന്നലെ. സീൻ 1 ടി.വി കണ്ടു കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി.ഏഴ്-എട്ട് വയസ്സ് പ്രായം.ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് അവളുടെ മുഖത ദുഖവെള്ളിയാഴ്ച്ച കാലത്തെ കേരളത്തില്‍ ഇറങ്ങുന്ന മിക്ക ദിനപത്രങ്ങളും കൗതുകരവും,മാദ്ധ്യമലോകവുമായി ബന്ധമുള്ളവര്‍ക്ക്‌ അല്‍പം ഞെട്ടലുള്ളവാക്കുന്ന പ്രിയംവദ കാതരയാണോ ഒരു ചലച്ചിത്ര ഭാഷ്യം വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പറഞ്ഞു പഴകിയ ഒരു വാക്കായിരുന്നു മുമ്പ് ഘർവാപസി അത് പിന്നീട് നർമ്മം ആയും നമുക്കിടയിൽ നിറഞ്ഞുനിന്നു ഈ കൊറോണ കാലത്ത് ഈ വാക്കിന് ജീവൻ പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്‍റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കാന്‍ ഇടവന്നിട്ടുണ്ട്. അപ്പോഴൊക്കെ മലയാളികളുമായി ഇടപഴകാ 2020 ഏപ്രില്‍ 4, 5 തീയതികളില്‍ പാമ്പാടി വിശുദ്ധൻ്റെ 55 -ാം ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങളായിരുന്നു. പൌരസ്ത്യ ക്രൈസ്തവ ദര്‍ശനവും ഭാരതീയ സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. ◆ കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ◆ നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ◆ ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ◆ കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ◆ ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി ◆ ഒമിക്രോൺ ജർമനിയിലും; രാജ്യത്ത് അതീവ ജാഗ്രത ◆ സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 5144 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,309 സാമ്പിളുകള്‍ ◆ വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ ◆ സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി മാറ്റിവെച്ചു ◆ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാര്‍; ഫെഡ്എക്സ് എക്സ്പ്രസ് പഠന റിപ്പോര്‍ട്ട് കൊച്ചി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ മാറ്റങ്ങളും ആരോഗ്യ മേഖല മുതല്‍ വിദ്യാഭ്യാസവും ബാങ്കിങും നിര്‍മാണവും അടക്കമുള്ള രംഗങ്ങളില്‍ ഭാവിയിലുണ്ടാകുന്നവയെ സ്വീകരിക്കുവാന്‍ ഇന്ത്യ തയ്യാറാണെന്ന് ഫെഡ്എക്സ് എക്സപ്രസ് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയും ഫെഡ്എക്സ് കോര്‍പറേഷന്റെ സബ്സിഡിയറിയുമായ ഫെഡ്എക്സ് എക്സ്പ്രസ് ഭാവിയിലെ വിവിധ സാധ്യതകളെ കുറിച്ചു നടത്തിയ ഫ്യൂചര്‍ ഈസ് നൗ പഠനത്തിലെ കണ്ടെത്തലുകള്‍ പുറത്തു വിട്ടതിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍ മഹാമാരി മൂലം ത്വരിതപ്പെട്ടു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ രംഗം മുതല്‍ വിദ്യാഭ്യാസം വരെയും ബാങ്കിങ് മുതല്‍ നിര്‍മാണം വരെയും ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുകയാണ്. പഠനത്തിന്റെ ഭാഗമായി 18 പട്ടണങ്ങളിലായി നാലായിരത്തില്‍ അധികം പേരെ സര്‍വേ നടത്തിയപ്പോള്‍ നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, ബ്ലോക്ക് ചെയിന്‍ പോലുളള ഭാവിയിലേക്കു തയ്യാറെടുപ്പു നടത്തുന്ന സാങ്കേതികവിദ്യകള്‍ക്ക് ഇന്ത്യ മുന്‍ഗണന നല്‍കുകയാണെന്നാണ് 79 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മറ്റും തങ്ങള്‍ കണ്ട സാങ്കേതികവിദ്യകള്‍ ഇതിനകം തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആകാന്‍ ഒരുങ്ങുകയോ ആണെന്നാണ് ഏകദേശം 83 ശതമാനം പേരും വിശ്വസിക്കുന്നത്. സാങ്കേതികിവിദ്യാ പിന്‍ബലത്തോടെയുള്ള മുന്നേറ്റം തുടരുക തന്നെ ചെയ്യും. ആരോഗ്യസേവനം(36 ശതമാനം അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റികും (21 ശതമാനം സാമ്പത്തിക രംഗം (18 ശതമാനം) എന്നിവയായിരിക്കും ഭാവിയില്‍ ഈ മാറ്റത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുക. പുതുമകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രീതിയാണ് ഫെഡ്എക്സില്‍ ദശാബ്ദങ്ങളായി തങ്ങള്‍ പിന്തുടര്‍ന്നു പോരുന്നതെന്ന് ഫെഡ്എക്സ് എക്സ്പ്രസ് ഇന്ത്യ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് മൊഹമ്മദ് സയേഘ് പറഞ്ഞു. സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഹലാൽ ഗോമൂത്രം ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം. റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന സൈജു ചില്ലറക്കാരനല്ല! സാമ്പത്തിക തട്ടിപ്പിൽ പ്രതി!മയക്കുമരുന്ന് ഇടപാടുകളുടെ തെളിവുകൾ നമ്പര്‍ 18 ഹോട്ടലിലെ സന്ദര്‍ശകന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി! സുരേന്ദ്രനും ബിജെപിയും കുടുങ്ങി !എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത Daily Indian Herald സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. ◆ കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ◆ നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ◆ ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ◆ കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ◆ ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി ◆ ഒമിക്രോൺ ജർമനിയിലും; രാജ്യത്ത് അതീവ ജാഗ്രത ◆ സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 5144 രോഗമുക്തർ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,309 സാമ്പിളുകള്‍ ◆ വിദ്യാർത്ഥിയെ മർദ്ദിച്ച ഗുണ്ടാനേതാവിനെ വിട്ടയച്ച സംഭവം: എസ് ഐക്ക് സസ്‌പെൻഷൻ ◆ സമരം തുടരും: നവംബർ 29ന് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി മാറ്റിവെച്ചു ◆ സുരേന്ദ്രനും ബിജെപിയും കുടുങ്ങി !എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത കണ്ണൂര്‍: കെ സുരേന്ദ്രനും സികെ ജാനുവിനും ഇനി പിടിച്ച് നിൽക്കാനാവില്ല .സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട്. എം ഗണേശിന്റെ പേര് കെ സുരേന്ദ്രന്‍ പരാമര്‍ശിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖ ആയിരുന്നു കഴിഞ്ഞ തവണ പ്രസീത പുറത്ത് വിട്ടത്.എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ടിരിക്കുന്നത് എം ഗണേശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ്. ഇതോടെ ആര്‍എസ്എസ് നേരിട്ട് പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. വെളിപ്പെടുത്തലുകളില്‍ വിവാദം ശക്തമാവുമ്പോഴാണ് വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുന്നത്. സി കെ ജാനുവുമായി സംസാരിച്ച് പണത്തിന്റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്ന് എം ഗണേഷ് പറയുന്നതാണ് പുതിയ ശബ്ദരേഖയിലുള്ളത്. പണത്തിന്റെ കാര്യത്തിന് എം ഗണേഷുമായി ബന്ധപ്പെടാന്‍ കെ സുരേന്ദ്രന്‍ പറയുന്ന ശബ്ദ രേഖ പ്രസീത നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം എം ഗണേഷുമായി സംസാരിച്ചതിന്റെ തെളിവാണ് പുതിയ ശബ്ദ രേഖയിലുള്ളത്. ‘സി കെ ജാനു എന്നെ വിളിച്ചിരുന്നു, എല്ലാം ശരിയാക്കി’ എന്ന് ഗണേഷ് പറയുന്നതാണ് ശബ്ദരേഖയിലെ പ്രധാന പരാമര്‍ശം. ‘ സുരേന്ദ്രന്‍ സാര്‍ നിങ്ങളെ വിളിക്കാന്‍ പറഞ്ഞു, നിങ്ങളെ ഒന്ന് കാണണമായിരുന്നു’ എന്നാണ് പ്രസീത പറയുന്നത്. ഇതിന് മറുപടിയായി ‘ എല്ലാം കൃത്യമായി ധാരണയായിട്ടുണ്ട്. ജാനു ചേച്ചിയോട് ചോദിച്ചാല്‍ മതി. അവര്‍ ജാനു ചേച്ചിയെ കാണും. എന്നെ ജാനു ചേച്ചി വിളിച്ചിരുന്നു. അവര്‍ നേരിട്ട് കാണുകയും ചെയ്യും. എത് സമയം എന്ത് എന്നെല്ലാം അവര്‍ തീരുമാനിക്കും. ഞാനത് സുരേഷുമായി സംസാരിച്ചിട്ടുണ്ട്.’ എന്ന് എം ഗണേഷ് മറുപടി പറയുന്നതുമാണ് ശബ്ദ രേഖയിലുള്ളത്. തെരഞ്ഞെടുപ്പ് കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ശബ്ദ രേഖ പുറത്ത് വരുന്നത്. സികെ ജാനുവിന് എന്‍ഡിഎയിലേക്ക് മടങ്ങി വരാന്‍ ബിജെപി പണം നല്‍കി എന്ന വ്യക്തമാക്കുന്നതാണ് ശബ്ദരേഖ ഉള്‍പ്പെടുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറിയെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 26ന് രാവിലെ ബത്തേരി മണിമല ഹോം സ്റ്റേയില്‍ വെച്ച് ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ സി കെ ജാനുവിന് പണം കൈമാറിയെന്ന പ്രസീത അഴിക്കോട് വെളിപ്പെടുത്തിയിരുന്നു. സി കെ ജാനുവിന് വേണ്ടി നടത്തിയ പൂജയുടെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്. പണത്തിന് മുകളില്‍ ചെറുപഴം അടുക്കിവച്ചിരുന്നു എന്നും ഈ സമയം ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, കോഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നു എന്നുമായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. എന്‍റെ മകള്‍ എന്‍റെ അഭിമാനം!!കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവം: പൊലീസ് കേസെടുത്തു നാര്‍ക്കോട്ടിക്‌ ജിഹാദ്: പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.മറ്റൊരു സുവര്‍ണാവസരമാക്കാന്‍ ബി ജെ പി. പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരന്‍പിള്ള കോടതി കനിഞ്ഞു; സുരേന്ദ്രന് ജാമ്യം, പത്തനംതിട്ടയില്‍ പ്രവേശനമില്ല ബി.ജെ.പിയിൽ തമ്മിലടി തുടരുന്നു കോര്‍കമ്മിറ്റി യോഗവും സമവായമാകാതെ പിരിഞ്ഞു; യോഗത്തില്‍ ഉയര്‍ന്നത് മൂന്നു പേരുകള്‍ മാത്രം കെ സുരേന്ദ്രൻ വൻ ചതിക്കുഴിയിൽ വീണു കൂടെ നിന്ന് രഹസ്യവിവരങ്ങൾ സിപിഎമ്മിന് ചോർത്തിക്കൊടുത്ത് ?ചതിച്ചത് ആര് കുഴല്‍പ്പണ കേസന്വേഷണം സുരേന്ദ്രനിലേക്ക്; സെക്രട്ടറിയെ ശനിയാഴ്ച്ച ചോദ്യം ചെയ്യും കെ.സുരേന്ദ്രനെതിരെ ഹൈക്കോടതി; സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയി? അയ്യപ്പഭക്തര്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ കാണിക്കുന്നത്.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി നീട്ടി. സുരേന്ദ്രനെ വാരിയത് ബിജെപിതന്നെ ?മഞ്ചേശ്വരത്ത് ഇത്തവണയും തോൽക്കും ? സൈജു എം. തങ്കച്ചൻ രാസലഹരി കടത്തിലെ മുഖ്യകണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! നിശാപാർട്ടികളുടെ തുടർച്ചയായി നടന്ന ‘ആഫ്റ്റർ പാർട്ടി’കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളും. കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതി ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. കറുകച്ചാലിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി വയോധികയെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞ പ്രതി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി കുർബാനയിൽ തമ്മിലടി ക്രിസ്ത്യാനികൾ നശിക്കുന്നു നാളെ മുതൽ പുതിയ കുർബാനയെന്ന് സർക്കുലർ, തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ഹലാൽ ഗോമൂത്രം ഹലാൽ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം. റസ്റ്റ്ഹൗസില്‍ മദ്യകുപ്പി പിടിച്ച് മന്ത്രി റിയാസ് !റസ്റ്റ്ഹൗസില്‍ മദ്യപാനം പാടില്ലല്ലോ? പിന്നെയെങ്ങനെ കുപ്പി വന്നു വടകരയില്‍ മന്ത്രിയുടെ മിന്നല്‍പരിശോധന സൈജു ചില്ലറക്കാരനല്ല! സാമ്പത്തിക തട്ടിപ്പിൽ പ്രതി!മയക്കുമരുന്ന് ഇടപാടുകളുടെ തെളിവുകൾ നമ്പര്‍ 18 ഹോട്ടലിലെ സന്ദര്‍ശകന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി! ഇരിട്ടി: പേരട്ടയില്‍ കര്‍ണാടക വന്യജീവി സങ്കേതത്തിനു സമീപം കേരളത്തിന്‍റെ മണ്ണില്‍ താമസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് വന്യമൃഗഭീഷണിക്കുപുറമെ പുഴ കടന്ന് പുറംലോകത്ത് എത്താന്‍ ആശ്രയം മരച്ചങ്ങാടം. വയോധികരായ രത്നമ്മയും രവീന്ദ്രനും ശകുന്തളയുമൊക്കെ ജീവന്‍ പണയപ്പെടുത്തിയാണ് വര്‍ഷങ്ങളായി ഈ സാഹസികയാത്ര നടത്തുന്നത്. പുഴയ്ക്ക് അക്കരെ കഴിയുന്ന ഈ കുടുംബങ്ങള്‍ക്ക് പുഴ കടക്കാനായി ഒരു പാലം എന്നത് ഇന്നും സ്വപ്നമായി അവശേഷിക്കുകയാണ്. കൂട്ടുപുഴ പുഴയില്‍ മുളന്തണ്ടുകള്‍ കൂട്ടിയോജിപ്പിച്ച ചങ്ങാടത്തിലൂടെയാണ് വയോധികരും കുട്ടികളും ഉള്‍പ്പെടെ സാഹസികയാത്ര നടത്തുന്നത്. പേരട്ടയിൽ കര്‍ണാടക വന്യജീവി സങ്കേതത്തിനു സമീപം ഈ രണ്ട് കുടുംബങ്ങൾ മാത്രം വര്‍ഷങ്ങളായി ഒറ്റപ്പെട്ട അവസ്ഥയിലാണു കഴിയുന്നത്. പുഴയ്ക്കക്കരെ കേരളത്തിന്‍റെ അധീനതയിലുള്ള ഭൂമിയില്‍ വര്‍ഷങ്ങളായി പള്ളിയാളില്‍ പ്രകാശന്‍, ചൂരക്കാട്ട് പുത്തന്‍വീട്ടില്‍ രവീന്ദ്രന്‍ എന്നിവര്‍ക്ക് പല രാത്രികളും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാട്ടാനകളുടെ ചിന്നംവിളികളും കാര്‍ഷികവിളകളുടെ നാശവും ഇവരെ പൊറുതിമുട്ടിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇവരുടെ യാത്രാക്ലേശം. കാലവര്‍ഷമെത്തി കഴിഞ്ഞാല്‍ പുറംലോകവുമായി ബന്ധപ്പെടണമെങ്കില്‍ ഒരാള്‍ക്കു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന മുള കൊണ്ട് കൂട്ടിയോജിപ്പിച്ച ചങ്ങാടത്തിലൂടെ വേണം യാത്ര നടത്താന്‍. മുളംതണ്ടിലൂടെ കയറില്‍ തൂങ്ങിയുള്ള യാത്രയില്‍ പലതവണ വെള്ളത്തില്‍ വീണ് അപകടം സംഭവിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പുറം ലോകം അറിയാറില്ലെന്ന് ഇവർ പറയുന്നു. ഒപ്പം ഇവരുടെ ദുരിതജീവിതവും. അധികൃതരുടെ കണ്ണ് തുറക്കുന്നതുവരെ ഇവരുടെ സാഹസിക ജീവിതയാത്ര തുടരും. പാർട്ടി പ്രവർത്തകയുടെ നഗ്നദൃശ്യം പകർത്തി; സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസ് മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ ലാൻഡിംഗ് പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനം നേടുന്ന ജോസഫ് ടി.ജെ,മഹാരാജാസ് കോളേജ്,എറണാകുളം അഭിമാനത്തിളക്കം ഒളിമ്പിക്സ് വെങ്കലമെഡലുമായി ജന്മനാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നു സമീപം കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, എം .എൽ .എ അൻവർ സാദത്ത് ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കായികതാരം മുഹമ്മദ് അനസിന് ഉമ്മ ഷീന സ്നേഹചുംബനം നൽകിയപ്പോൾ ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കായികതാരങ്ങളായ മുഹമ്മദ് അനസിനേയും ,അലക്സ് ആന്റണിയെയും സ്പോർട്സ് കൗൺസിൽ അംഗങ്ങൾ സ്വീകരിച്ചപ്പോൾ ഒളിമ്പിക്സ് മെഡലുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിന് അമ്മ ഉഷ മുത്തം നൽകുന്നു. പിതാവ് പി.വി. രവീന്ദ്രൻ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅൻഷ് എന്നിവർ സമീപം താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഷാക്കിർ മകനായി നിർമ്മിച്ച ഒന്നരലക്ഷം രൂപയുടെ ജീപ്പ് വൈറൽ കുട്ടികളെ രസിപ്പിക്കുന്നതിനായി പല രക്ഷിതാക്കളും അവർക്ക് ഇഷ്‌ടപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങി നൽകാറുണ്ട്. എന്നാൽ ചിലർ തങ്ങളുടെ കഴിവും ബുദ്ധിയും ഉപയോഗിച്ച് സ്വയം കളിപ്പാട്ടങ്ങൾ നിർമ്മിക്കാറുണ്ട്. അത്തരം ഒരാളാണ് മലപ്പുറം ജില്ലയിലെ ആരീക്കോടുള്ള ഷാക്കിർ. സ്വന്തം മക്കൾക്ക് കളിക്കാനായി മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഉണ്ടാക്കിയാണ് ഷാക്കിർ വാർത്തകളിൽ നിറയുന്നത്. കാഴ്ച്ചയിൽ മഹീന്ദ്ര ജീപ്പ് തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നിർമ്മാണം. ജീപ്പിന്റെ സവിശേഷതകളും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വൈദ്യുതി ഉപയോഗിച്ച് ഓടിക്കാവുന്നതാണ് ഷാക്കിർ നിർമ്മിച്ച ജീപ്പ്. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത വാഹനത്തിന് യോജിച്ച കളറും നൽകിയിട്ടുണ്ട്. 1000 വാട്ടിന്റെ മോട്ടോറാണ് ജീപ്പ് നിർമ്മിക്കാൻ ഷാക്കിർ ഉപയോഗിച്ചിരിക്കുന്നത്. പവർ സ്റ്റിയറിംഗ്, മാറ്റാൻ സാധിക്കുന്ന സോഫ്റ്റ് ടോപ്പ്, മാനുവൽ ഗിയർ ബോക്സ്, ഹെഡ് ലൈറ്റ് എന്നിങ്ങനെ ഒരു മഹീന്ദ്ര ജീപ്പിനുള്ള എല്ലാ സവിശേഷതകളും ഈ കളിപ്പാട്ടത്തിൽ കൊണ്ടു വരാൻ ഷാക്കിറിന് സാധിച്ചിട്ടുണ്ട്. മുൻ ഭാഗത്തും പിൻ ഭാഗത്തുമായി ഇരിക്കാനുള്ള സീറ്റുകളും ജീപ്പിനുണ്ട്. ആറ് മുതൽ ഏഴുവരെ കുട്ടികൾ ജീപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്നാൽ മുതിർന്ന ഒരാൾക്ക് ജീപ്പിനുള്ളിൽ കയറി ഇരിക്കുക എന്നത് പ്രയാസമാണെന്നും വീഡിയോ കണ്ടാൽ മനസ്സിലാവും. ഏതാണ്ട് ഒരു വർഷത്തെ പരിശ്രമത്തിനൊടുവിലാണ് മഹീന്ദ്ര ജീപ്പിന്റെ ചെറിയ രൂപം ഷാക്കിറിന് നിർമ്മിക്കാനായത്. ജീപ്പ് നിർമ്മാണത്തിനായുള്ള എല്ലാ ജോലികളും അദ്ദേഹം സ്വന്തമായി തന്നെയാണ് ചെയ്തത്. വെൽഡിംഗ് വർക്കുകൾ, പെയിൻ്റിംഗ്, ഡിസൈനിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഏതാണ്ട് 5-6 വർഷങ്ങൾക്ക് മുമ്പാണ് താൻ ജീപ്പ് നിർമ്മിച്ചതെന്നും ഷാക്കിർ വീഡിയോയിൽ പറയുന്നു. ഒന്നര ലക്ഷം രൂപയാണ് ജീപ്പിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹം ചെലവിട്ടത്. “ഖത്തറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഒരു അറബിയുടെ വീട്ടിൽ കുട്ടികൾക്കായുള്ള ജീപ്പ് കണ്ടിരുന്നു. പതിനായിരം റിയാൽ ആയിരുന്നു അതിന്റെ വില. അന്ന് മനസിൽ കുറിച്ചതാണ് നാട്ടിൽ എത്തിയ ശേഷം മകന് വേണ്ടി അത്തരമൊന്ന് നിർമ്മിക്കണം എന്ന്,” ഷാക്കിർ വീഡിയോയിൽ പറയുന്നു. കുട്ടികൾക്ക് കളിക്കുന്നതിനൊപ്പം വെള്ളം കൊണ്ടു വരുന്നതിനും, മറ്റ് ചില വീട്ടാവശ്യങ്ങൾക്കും കുഞ്ഞ് ജീപ്പ് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു പ്രൊജക്ടാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ഷാക്കിർ പറഞ്ഞു. മകന് കളിപ്പാട്ടമായി മഹീന്ദ്ര ജീപ്പ് നിർമ്മിച്ച് പിതാവ്, ഒറിജനലിനെ വെല്ലുന്ന നിർമ്മിതി ഇന്റർനെറ്റിൽ വൈറൽ Viral Resignation Letter രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ് 'പുകയില തിന്നുന്നത് മോശം ശീലമാണ്; ഞാന്‍ ചവച്ചത് മധുരമിട്ട് പൊടിച്ച അടയ്ക്ക പ്രതികരണവുമായി വൈറല്‍ യുവാവ് 'ബാ മോനേ ഫോട്ടോ എടുക്കണ്ടേ ലഹരി മരുന്ന് കേസില്‍ പിടിയിലായ അര്‍ബാസിനോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പിതാവ് Organic Farming ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ Viral Video| പ്രതിമയാണെന്ന് കരുതി മുതലയുടെ അടുത്ത് സെൽഫിയെടുക്കാൻ പോയി; ചാടിക്കടിച്ച് മുതല രോഗിയായി അഭിനയം; മാര്‍ക്കറ്റില്‍ നിന്നും വീട്ടില്‍പ്പോകാന്‍ ഒരു വര്‍ഷത്തിനിടയില്‍ ആംബുലന്‍സ് വിളിച്ചത് 39 തവണ Mahindra Tractor ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പെൺകുട്ടി എത്തിയത് ട്രാക്റ്ററിൽ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര Shocking നദിക്കരയിൽ ഇരുന്ന 13കാരിയുടെ കാൽവിരൽ മത്സ്യം കടിച്ചെടുത്തു Viral video ട്രെയ്‌നിലെ ലൈവ് വീഡിയോക്കിടെ ഉച്ചത്തിൽ അധോവായു ശബ്ദം; വീഡിയോ വൈറൽ കൈയില്‍ വടിവാള്‍, കോടാലി; ആറു വീടുകളില്‍ മോഷണശ്രമം; കുറുവാ സംഘമെന്ന് സംശയം Marriage Registration ഇനി വിവാഹം രജസിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ല; മന്ത്രി എംവി ഗോവിന്ദന്‍ 'പാര്‍ലമെന്റ് ക്യാന്റീനിലെ ഭക്ഷണം ഹലാല്‍ ആണെന്ന് സംഘപരിവാര്‍ അറിയുന്നുണ്ടാകില്ല ജോണ്‍ ബ്രിട്ടാസ് എംപി മദ്യകുപ്പി നോക്കിയെടുത്ത് കൊടുത്തില്ല; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ് വിവാഹച്ചടങ്ങിനിടെ മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്; പ്രതി ഒളിവില്‍ ഭാഷ തിരഞ്ഞെടുക്കുകഇംഗ്ലീഷ്അറബിക്ബൾഗേറിയൻചൈനീസ് (സിമ്പ്ലിഫീദ്)ചൈനീസ് (പരമ്പരാഗതം)ക്രൊയേഷ്യൻചെക്ക്ഡാനിഷ്ഡച്ച്ഫിന്നിഷ്ഫ്രഞ്ച്ജർമ്മൻഗ്രീക്ക്ഹിന്ദിഇറ്റാലിയൻജാപ്പനീസ്കൊറിയൻനോർവീജിയൻമിനുക്കുകപോർച്ചുഗീസ്റൊമാനിയൻറഷ്യൻസ്പാനിഷ്സ്വീഡിഷ്കറ്റാലൻഫിലിപ്പിനോഹീബ്രുഇന്തോനേഷ്യൻലാത്വിയൻലിത്വാനിയൻസെർബിയൻസ്ലോവാക്സ്ലൊവേനിയൻഉക്രേനിയൻഅൽബേനിയൻഎസ്തോണിയൻഗലീഷ്യൻഹംഗേറിയൻമാൾട്ടീസ്തായ്ഷ്പേർഷ്യൻആഫ്രിക്കാൻസ്മലായ്സ്വാഹിലിഐറിഷ്വെൽഷ്ബെലാറഷ്യൻഐസ്ലാൻഡിക്മാസിഡോണിയൻയിദ്ദിഷ്അർമേനിയൻഅസർബൈജാനിബാസ്ക്ജോർജ്ജിയൻഹെയ്തിയൻ ക്രയോൾഉർദുബംഗാളിബോസ്നിയൻസെബുവാനോഎസ്പരാന്റോഗുജറാത്തിഹൗസഹ്മോംഗ്ഇഗ്ബൊജാവനീസ്കന്നഡഖെമർലാവോലാറ്റിൻമൗറിമറാത്തിമംഗോളിയൻനേപ്പാളിപഞ്ചാബിസോമാലിതമിഴ്തെലുങ്ക്യൊറൂബസുളുമ്യാൻമർ (ബർമീസ്)ചിച്ചാവെകസാഖ്പ്രവേശിക്കുകമലയാളംസിംഹളസെസൊതോസുഡാനീസ്താജിക്ഉസ്ബക്അംഹറിക്കോർസിക്കൻഹവായിയൻകുർദ്ദി (കുർമൻജി)കിർഗിസ്ലക്സംബർഗിഷ്പഷ്തോസമോവൻസ്കോട്ടിഷ് ഗെയ്ലിക്ഷോണസിന്ധിഫ്രിഷ്യൻഹോസ Mg O2 MgO രാസ സമവാക്യ വിശദാംശങ്ങൾ മഗ്നീഷ്യം ഓക്സിജൻ മഗ്നീഷ്യം ഓക്സൈഡ് താപനില: 600 650, മറ്റ് അവസ്ഥ വായുവിൽ തീ വാർത്ത പോപ്പുലേഷന്റെ 5% മാത്രമേ അറിയൂ കൂടുതൽ വിശദാംശങ്ങൾ കാണുന്നതിന് ക്ലിക്കുചെയ്യുക, ഭാരം mol കണക്കാക്കുക (ട്രോൺ ബിസി ഖാങ് മാവ് ട്രോങ്ങ്) താപനില: 600 650 ° C മറ്റ് വ്യവസ്ഥ: വായുവിൽ തീ ഈ സമവാക്യത്തിന് പ്രതിഭാസത്തെക്കുറിച്ച് പ്രത്യേക വിവരങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിൽ, ഉൽപ്പന്ന പദാർത്ഥമാണോയെന്ന് നിങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട് MgO (മഗ്നീഷ്യം ഓക്സൈഡ് പ്രതിപ്രവർത്തനത്തിന്റെ അവസാനം പ്രത്യക്ഷപ്പെടുന്നു. അല്ലെങ്കിൽ ഇനിപ്പറയുന്ന ഏതെങ്കിലും പ്രതിപ്രവർത്തന വസ്തുക്കളാണെങ്കിൽ O2 (ഓക്സിജൻ അപ്രത്യക്ഷമാകുന്നു Google തിരയൽ എഞ്ചിന്റെ സഹായത്തോടെ വിപുലമായ തിരയൽ രസതന്ത്ര വിഷയത്തിൽ മാത്രം ഫിൽ‌ ചെയ്‌ത ഫലങ്ങൾ‌ ഉപയോഗിച്ച് ഒരു നൂതന തിരയൽ‌ വികസിപ്പിക്കുന്നതിന് ഞങ്ങൾ‌ Google മായി പ്രവർ‌ത്തിക്കുന്നു ഈ സമവാക്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്കുചെയ്യുക കൂടുതൽ വിശദാംശങ്ങൾ കാണുന്നതിന് ക്ലിക്കുചെയ്യുക, ഭാരം mol കണക്കാക്കുക 2CO O2 2CO2 ക്സനുമ്ക്സമ്ഗ് O2 2MgO C O2 CO2 O2 ഉള്ള എല്ലാ സമവാക്യങ്ങളും പ്രതിപ്രവർത്തനമായി കാണുക 2 അഗ്നോ3 2Ag 2 നമ്പർ2 O2 2KNO3 2KNO2 O2 2H2O 2 എച്ച്2 O2 O2 ഉള്ള എല്ലാ സമവാക്യങ്ങളും ഉൽപ്പന്നമായി കാണുക ഘടകങ്ങളുടെ ആനുകാലിക പട്ടിക ലയിക്കുന്ന പട്ടിക ഇലക്ട്രോൺ കോൺഫിഗറേഷൻ റിയാക്റ്റിവിറ്റി സീരീസ് ഇലക്ട്രോകെമിക്കൽ സീരീസ് IELTS തയ്യാറാകുക ഭൗതികശാസ്ത്ര നിഘണ്ടു വിയറ്റ്നാമീസ് ആംഗ്യഭാഷയുടെ നിഘണ്ടു വിയറ്റ്നാമീസ് ചരിത്രത്തിന്റെ ലൈബ്രറി ക്രിയേറ്റീവ് വിദ്യാഭ്യാസ സംവിധാനങ്ങൾ റെഡി അക്കാദമി വിഎൻ ആകുക ക്യു ടോങ്ങ് ട്രാൻ ജിയ 101 കാരണം കാരണവും പ്രഭാവ കഥയും അഫിലിയേറ്റ്സ് നെറ്റ്‌വർക്ക് തയ്യാറാകൂ ഈ നല്ല പ്രവർത്തനം നിലനിർത്താൻ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാനാകും ഉള്ളടക്ക അപ്‌ഡേറ്റ് സൂക്ഷിക്കുന്നതിനും നഷ്‌ടമായ വിവരങ്ങൾ റിപ്പോർട്ടുചെയ്യുന്നതിനും നിരന്തരം സംഭാവന ചെയ്യുന്ന വിയറ്റ്നാമീസ് വിദ്യാർത്ഥികളും അധ്യാപകരും ഈ സിസ്റ്റം നിങ്ങൾക്ക് കൈമാറുന്നു ഞങ്ങളുടെ ഉദ്ദേശ്യത്തിനായി സംഭാവന ചെയ്യുക, നിങ്ങൾ ഈ വെബ്‌സൈറ്റിനെ പിന്തുണയ്ക്കാൻ സഹായിക്കുക മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ ഷൂളുകൾ നിർമ്മിക്കാൻ വിയറ്റ്നാമിലെ ചാരിറ്റി പ്രോജക്റ്റിനെ നേരിട്ട് സഹായിക്കുകയും ചെയ്യുന്നു. ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നിലനിർത്താൻ വരുമാന ഫോം പരസ്യങ്ങൾ ഞങ്ങളെ സഹായിക്കുന്നു എന്തുകൊണ്ടാണ് ഞങ്ങൾ പരസ്യം നൽകേണ്ടത് ഡി തിമിംഗിലങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയ ജലസസ്തനികൾ ഉൾപ്പെടുന്ന ഗോത്രമാണ് സീറ്റേസി ഗോത്രം(Cetacea pronounced /sɨˈteɪʃⁱə ഈ ഗോത്രത്തിൽപ്പെട്ട ജീവികളെ ബലീൻ തിമിംഗിലങ്ങൾ ഉൾപ്പെടുന്ന മിസ്റ്റിസെറ്റി(Mysticeti പല്ലുള്ളവയെ ഒഡോന്റോസെറ്റി(Odontoceti നാമാവശേഷമായ ആർക്കയീസെറ്റി എന്നീ ഉപഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ നിരയിലുള്ള ജീവികളെല്ലാം അവയുടെ ഉയർന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഇവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്, ഇത് തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇവ അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്. കാർബൺ ഡയോക്സൈഡ് നിശ്വസിച്ച് ഓക്സിജൻ ശ്വസിക്കാനായി അവ ജലോപരിതലത്തിലേക്ക് പൊങ്ങിവരുന്നു. ഇവയുടെ പേശികളിലെ മയോഗ്ലോബിന്റെ ആപേക്ഷിത അളവ് മറ്റു സസ്തനികളെ അപേക്ഷിച്ച് കൂടുതലായതിനാലും താരതമ്യേന വലിപ്പക്കൂടുതലുള്ളതിനാലും(ക്ലെയ്‌ബേർസ് നിയമം) ശ്വസനദ്വാരങ്ങൾ ഒരു അടപ്പുപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാലും ഇവയ്ക്ക് കൂടുതൽ സമയം ജലത്തിനടിയിൽ കഴിയാൻ സാധിക്കും(7–30 മിനുറ്റ് വരെ). സസ്തനികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സമ്പൂർണമായ റീബ്രാൻഡിങിന് വിധേയമായി കിയ മോട്ടോഴ്സ്. ലോഗോയും പരസ്യവാക്യവും ഉൾപ്പടെ മാറ്റിയാകും ഇനി കിയ നിരത്തിലെത്തുക. ഭാവിയിലെ മൊബിലിറ്റി വ്യവസായത്തിൽ നേതൃസ്ഥാനം വഹിക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെയാണ് പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്ന് കിയ പറയുന്നു. കയ്യൊപ്പിന് സമാനമായാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. 'പുതിയ ലോഗോ മാറ്റത്തിനും നവീകരണത്തിനുമുള്ള ഐക്കൺ ആകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നതായി' കിയ പ്രസിഡന്‍റും സിഇഒയുമായ ഹോ സുങ് സോങ് പറഞ്ഞു. കൊറിയയിലെ ഇഞ്ചിയോണിൽ ആകാശത്ത് കരിമരുന്ന് പ്രദർശനത്തിനിടയിലാണ് പുതിയ കിയ ലോഗോ പ്രകാശനം ചെയ്തത്. കിയ അതിന്‍റെ പരസ്യവാക്യം 'പ്രചോദനം നൽകുന്ന ചലനങ്ങൾ' എന്ന് പരിഷ്കരിച്ചിട്ടുണ്ട്. ഇരവിപുരം: കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി കെ. കരുണാകരൻ അനുസ്മരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്‌തു. നിയോജകമണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ പഠനോപകരണവിതരണം നടത്തി. പോസ്റ്റ്ഒാഫിസ് ധർണ പരവൂർ: സഹകരണ മേഖലയിൽ സംസ്ഥാന സർക്കാറിൻെറ അധികാരം കവർന്നെടുക്കുന്ന റിസർവ് ബാങ്ക് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ പരവൂർ പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി. കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. മങ്ങലേറ്റ സായാഹ്നത്തിന് തിരക്ക് പിടിച്ചിരിക്കുന്നു. ചുവപ്പുള്ള സന്ധ്യയിൽ കൂടണയാൻ പക്ഷികൾ കൂട്ടം കൂട്ടമായി ആകാശത്തിലൂടെ പറന്നു നീങ്ങി. എല്ലാവരും ഓട്ടത്തിലാണ് ലക്ഷ്യങ്ങളിലേക്ക്, ചിലർ വീഴുന്നു അവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ വീണ്ടും എഴുന്നേൽക്കുന്നു പിന്നെയും ഓടുന്നു, ഒന്നുകിൽ ആ ലക്ഷ്യത്തിലേക്ക് അല്ലെങ്കിൽ മറ്റൊന്നിലേക്ക്. നഗരമധ്യത്തിലെ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ച ക്യാമറ ഫ്ലാഷ് അടിച്ചു, അടുത്തുള്ള Read Moreനിന്നിരുന്ന മജീദിന്റെ കണ്ണുകളിൽ ആ പ്രകാശം പ്രതിഫലിച്ചു. ദിനവും കണ്ടുകൊണ്ടിരിക Read Less +"ഫയല്‍ സിസ്റ്റത്തിന്റെ ഡിസ്കിലുള്ള സ്ഥലത്തിന്റെ ഉപയോഗം രേഖപ്പെടുത്തുക (മനുഷ്യര്‍ക്കു് വായിക്കുവാന്‍ " യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ പോർച്ചുഗീസ് മധ്യനിര താരമായ റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്കും താൽപര്യമുണ്ടെന്ന് ലെ10 സ്‌പോർട് റിപ്പോർട്ടു ചെയ്‌തു. എന്നാൽ ബാഴ്‌സലോണയുടെ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ ഡീൽ നടക്കാനുള്ള സാധ്യതയുള്ളൂ. ടോട്ടനം, ആഴ്‌സണൽ എന്നീ ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ട്. 2. വരാനെക്ക് അമ്പതു മില്യൺ യൂറോ വേണമെന്ന് റയൽ മാഡ്രിഡ് ഫ്രഞ്ച് പ്രതിരോധ താരമായ റാഫേൽ വരാനയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്പതു മില്യൺ യൂറോ നൽകണമെന്ന് റയൽ മാഡ്രിഡ് ആവശ്യപ്പെട്ടതായി എബിസി വെളിപ്പെടുത്തുന്നു. ഇതിനേക്കാൾ മൂല്യം താരത്തിനുണ്ടെങ്കിലും അടുത്ത സീസണിൽ കരാർ അവസാനിക്കുന്നതു കൊണ്ടാണ് ട്രാൻസ്‌ഫർ തുക കുറക്കാൻ റയൽ നിർബന്ധിതരായത്. നേരത്തെ 45 മില്യൺ യൂറോയുടെ ബിഡ് യുണൈറ്റഡ് നൽകിയിരുന്നു. 3. കൂളിബാളി പ്രീമിയർ ലീഗിലെത്താൻ സാധ്യത നാപ്പോളി പ്രതിരോധതാരമായ കലിഡു കൂളിബാളി അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ കളിക്കാൻ സാധ്യത. എവെർട്ടണാണ് സെനഗൽ താരത്തിനായി രംഗത്തു വന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് നാപ്പോളി അവരുടെ പ്രധാന പ്രതിരോധ താരത്തെ വിൽക്കാൻ തയ്യാറെടുക്കുന്നത്. 4. ഷാക്കക്ക് ഇരുപതു മില്യൺ യൂറോ വിലയിട്ട് ആഴ്‌സണൽ സ്വിസ് താരമായ ഗ്രാനിത് ഷാക്കയെ സ്വന്തമാക്കാൻ ഇരുപതു മില്യൺ യൂറോയാണ് നൽകേണ്ടതെന്ന് ആഴ്‌സണൽ അറിയിച്ചതായി റിപ്പോർട്ടുകൾ. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലണ്ടൻ വിടാൻ തയ്യാറെടുത്തു നിൽക്കുന്ന താരത്തിൽ മൗറീന്യോ പരിശീലകനായ റോമക്കാണ് താൽപര്യം. ഗസറ്റ ഡെല്ല സ്പോർടാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. 5. ദംസ്ഗാർഡിനായി റയൽ മാഡ്രിഡും രംഗത്ത് യൂറോ കപ്പ് സെമി വരെയുള്ള ഡെന്മാർക്കിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച മൈക്കൽ ദംസ്ഗാർഡിൽ റയലിനും താൽപര്യമുണ്ടെന്ന് ടുട്ടോസ്‌പോർട് റിപ്പോർട്ട് ചെയ്‌തു. അതേസമയം ബാഴ്‌സലോണ, ലിവർപൂൾ, എവെർട്ടൺ, എസി മിലാൻ, ഇന്റർ മിലാൻ, യുവന്റസ്, റോമ തുടങ്ങി നിരവധി ക്ലബുകളുടെ വെല്ലുവിളിയെ റയലിന് മറികടക്കേണ്ടി വരും. 6. ബാഴ്‌സലോണയുടെ ലിസ്റ്റിൽ രണ്ടു ഗോൾകീപ്പർമാരും ബ്രസീലിയൻ ഗോൾകീപ്പറായ നെറ്റോ ക്ലബ് വിടാൻ തയ്യാറെടുക്കുന്നതോടെ അടുത്ത സീസണിൽ പുതിയ ഗോളി ബാഴ്‌സയിൽ എത്തിയേക്കും. മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ വയ്യഡോളിഡിന്റെ ജോർഡി മാസിപ്പ്, ലെവന്റെയുടെ അയ്റ്റോർ എന്നിവരെയാണ് ബാഴ്‌സലോണ അടുത്ത സീസണിൽ രണ്ടാം നമ്പർ ഗോളിയായി പരിഗണിക്കുന്നത്. 7. മാഡിസണ് വമ്പൻ കോണ്ട്രാക്റ്റ് നൽകാൻ ആഴ്‌സണൽ ലൈസ്റ്റർ സിറ്റി താരമായ ജെയിംസ് മാഡിസണെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആഴ്‌സണൽ ശക്തമാക്കുന്നു. ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാലുകാരനായ താരത്തിനു രണ്ടു ലക്ഷം പൗണ്ട് ആഴ്ചയിൽ പ്രതിഫലം നൽകിയുള്ള കരാറാണ് ഗണ്ണേഴ്‌സ്‌ ഓഫർ ചെയ്‌തിരിക്കുന്നത്‌. എന്നാൽ ആഴ്‌സണലിലേക്ക് ചേക്കേറിയാൽ യൂറോപ്യൻ മത്സരങ്ങളിൽ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. അവിലും പുഴുങ്ങിയ മുട്ടയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 അടിപൊളിയാണേ രാവിലെ ഇനിയെന്തെളുപ്പം 😋👌 അവിലും പുഴുങ്ങിയ മുട്ടയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 അടിപൊളിയാണേ രാവിലെ ഇനിയെന്തെളുപ്പം 😋👌 അവിലും പുഴുങ്ങിയ മുട്ടയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 അടിപൊളിയാണേ രാവിലെ ഇനിയെന്തെളുപ്പം 😋👌 അവലും പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ഒരു ടേസ്റ്റി ആയിട്ടുള്ള പലഹാരം ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഈ പലഹാരം നമുക്ക് ഏതുസമയത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒന്നാണ്. ബ്രേക്ക് ഫാസ്റ് ആയോ നാലുമണി പലഹാരമായി ഒക്കെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നമുക്ക് നോക്കാം. ആദ്യം ഒരു കപ്പ് അവൽ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് അവൽ നന്നായി കുതിർത്തെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി വെക്കാം. അഞ്ചുമിനിറ്റ് കഴിയുമ്പോഴേക്കും ഇത് നന്നായി കുതിരും, ആ സമയത്തിനുള്ളിൽ നമുക്ക് മസാല ഉണ്ടാക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വയ്ക്കാം. ചൂടായ പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം അതിലേക്ക് വലിയൊരു സവാളയുടെ പകുതി അരിഞ്ഞതും എരുവിന് ആവശ്യമുള്ള പച്ചമുളകും 3 തണ്ട് കറിവേപ്പില അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കാം. സബോള ഒന്നു നന്നായി വഴന്നു വരുമ്പോഴേക്കും അതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം ഒന്നു മാറി വരുന്നതു വരെ വഴറ്റി എടുക്കാം. പച്ച മണം മാറി കഴിയുമ്പോഴേക്കും അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, എരുവിന് ആവശ്യമുള്ള കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. അതിലേക്ക് നമുക്ക് പച്ചക്കറികളും ചേർത്തു കൊടുക്കാം. പുഴുങ്ങി വച്ചിരിക്കുന്ന മീഡിയം സൈസിലുള്ള 2 ഉരുളക്കിഴങ്ങ് കൂടി പൊടിച് ചേർക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ Video credit: Ladies planet By Ramshi സവാളയിൽ കറുത്ത പൊടി കാണാറുണ്ടോ 😳 സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം നിങ്ങൾ തിരിച്ചറിയൂ 😳👌 ചെറുപഴം വാങ്ങുമ്പോൾ ഇനി ഇങ്ങനെ ചെയ്യാൻ മറക്കല്ലേ! 😳 ഇതുപോലുള്ള സൂത്രങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് നഷ്‌ടം തന്നെ 😳👌 ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി പദവിയില്‍നിന്ന് മുഹമ്മദ് ഹാമിദ് അന്‍സാരി ഇന്ന് വിടചൊല്ലുമ്പോള്‍ യാദൃച്ഛികമാണെങ്കിലും, ഇന്ത്യയുടെ എഴുപതു സംവല്‍സരത്തെ സ്വാതന്ത്രാനന്തര രാഷ്ട്രീയ-സാമൂഹിക ഭൂമിക ഉത്തരംകിട്ടാത്ത ചില അപ്രിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. പരിണതപ്രജ്ഞനായ വിദ്യാഭ്യാസ ചിന്തകന്‍, കൂശാഗ്രബുദ്ധിയായ വിദേശകാര്യവിദഗ്ധനും നയതന്ത്രജഞനും, ചടുലനായ സഭാനേതാവ്, പതറാത്ത വ്യക്തിത്വം തുടങ്ങിയ നിലകളില്‍ പ്രശോഭിച്ച ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതി, രാജ്യസഭാധ്യക്ഷന്‍ എന്നീ നിലകളില്‍ കാഴ്ചവെച്ച തങ്ക മികവാര്‍ന്ന രാഷ്ട്ര സേവനം ആരാലും അഭിനന്ദിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. യു.എ.ഇ, സഊദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി തിളങ്ങിയ എണ്‍പതുകാരനായ ഈ പശ്ചിമബംഗാളുകാരന്‍, ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാലാവൈസ്ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയായ ഇദ്ദേഹം മൂന്നു രാഷ്ട്രപതിമാരുടെയും രണ്ടു പ്രധാനമന്ത്രിമാരുടെയും കീഴില്‍ ഉപരാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ പ്രതീക്ഷയുടെ ശുഭവചനങ്ങള്‍ക്കപ്പുറം ആത്മനൊമ്പരത്തിന്റെ ഏതാനും അശുഭ വചസ്സുകളും ഈ മനീഷിയില്‍നിന്ന് നമുക്ക് കേള്‍ക്കാനിടയായിരിക്കുന്നു. രാജ്യത്തിന്റെ രണ്ടാം പൗരനെന്ന നിലയില്‍ രാഷ്ട്ര സംബന്ധിയായ വിഷയങ്ങള്‍ പൊതുരംഗത്ത് ചര്‍ച്ചക്കും തിരുത്തലുകള്‍ക്കുമായി അവതരിപ്പിക്കേണ്ട ഭരണഘടനാദത്തമായ ഉത്തരവാദിത്തമായേ ഈ പ്രസ്താവനയെ ഏതൊരു രാജ്യസ്‌നേഹിക്കും കാണാനാകൂ. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും സുരക്ഷിതരല്ലെന്നബോധവും കലശലാണെന്നും അവരുടെ ‘അംഗീകാരത്തിന്റെ അന്തരീക്ഷം’ ഭീഷണി നേരിടുകയാണെന്നുമായിരുന്നു രാജ്യസഭാ ടെലിവിഷന്റെ അഭിമുഖത്തിലെ അന്‍സാരിയുടെ അഗ്നിസ്ഫുരിക്കുന്ന വാക്കുകള്‍. പൗരന്മാരെ രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അസ്വാസ്ഥ്യജനകമായ ചിന്തയാണെന്നും ഹാമിദ് അന്‍സാരി ഓര്‍മിപ്പിക്കുകയുണ്ടായി. ഈ ഉത്കണ്ഠ താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമായും പങ്കുവെച്ചിരുന്നതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍, ഇതിനെതിരെ വിരമിച്ചശേഷം രാഷ്ട്രീയ ജോലി പ്രതീക്ഷിച്ചാണ് ഹാമിദ് അന്‍സാരി മുസ്‌ലിംകള്‍ക്കനുകൂലമായി പറഞ്ഞതെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇന്നലെ പുറത്തുവന്നതാണ് ഇതിലും കൗതുകമായത്. ഹാമിദ് അന്‍സാരിക്ക് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി നടത്തിയ ‘താങ്കളില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു’ വെന്ന പ്രസ്താവനയും സ്വാഭാവികമായി. 2007ലെ യു.പി.എ-ഇടതുസഖ്യത്തിന്റെ കാലത്താണ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്. ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളെന്ന വിശേഷണം ഹാമിദ് അന്‍സാരിക്ക് സ്വന്തം. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വലതുപക്ഷ തീവ്രശക്തികള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചെടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തേജസ്സുറ്റ ശ്രീകോവിലായി രാജ്യസഭ നിലകൊള്ളുകയായിരുന്നു. ഭരണകക്ഷിക്കോ അതിന്റെ മുന്നണിക്കോ പിടികൊടുക്കാതെയാണ് ഉപരിസഭ പ്രതിപക്ഷാംഗങ്ങളുടെ സംഖ്യാബലം കൊണ്ട് കരിനിയമങ്ങളെയൊക്കെയും ചെറുത്തു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷം മന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, മുക്താര്‍ അബ്ബാസ് നഖ്‌വി പോലുള്ള ഭരണപക്ഷത്തെ ഉന്നതരെ നിലക്കുനിര്‍ത്താനും പ്രതിപക്ഷ ശബ്ദത്തിന് വേണ്ട പരിഗണന ലഭിക്കാനും ഹാമിദ് അന്‍സാരിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു. കറകളഞ്ഞ രാജ്യസ്‌നേഹി, തികഞ്ഞ മതേതരവാദി എന്നീ വിശേഷണങ്ങള്‍ കാരണം ഇദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യവും ഭരണത്തലവന്മാരും പ്രത്യേകം ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരത്തിലടക്കം പങ്കുകൊണ്ട പൊതുരംഗത്ത് നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബമാണ് അന്‍സാരിയുടേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാകല്യതയുടെ ഭാരതീയ പാരമ്പര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് പല പ്രഭാഷണങ്ങളിലും ഹാമിദ് അന്‍സാരി രാജ്യത്തോട് ഉണര്‍ത്തി. ഇക്കാര്യത്തില്‍ രണ്ടാഴ്ചമുമ്പ് സ്ഥാനമൊഴിഞ്ഞ പ്രഥമ പൗരന്‍ പ്രണബ്മുഖര്‍ജിയുടെ ചിന്താധാരകള്‍ക്ക് ഒപ്പമായിരുന്നു അന്‍സാരിയും. അതുകൊണ്ടുതന്നെ പ്രഥമ പൗരന്റെ കസേരയിലേക്ക് ആനയിക്കപ്പെടേണ്ട എല്ലാവിധ യോഗ്യതയും ഇദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. ഹിന്ദുത്വത്തെ ദേശീയതയായും അതിദേശീയതയായും വ്യാഖ്യാനിക്കുകയും സ്വയം സൃഷ്ടിച്ചെടുത്ത മതാന്ധകാരിയായ ചിത്രകൂടത്തിനുള്ളില്‍ അതിനെ പ്രതിഷ്ഠിക്കുകയും ബഹുസാംസ്‌കാരികതയുടെ വക്താക്കളെയും പ്രയോക്താക്കളെയും മുഴുവന്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പലപ്പോഴും വ്യംഗ്യമായും ചിലപ്പോള്‍ പരസ്യമായും കുഴലൂത്ത് നടത്തുന്ന ഭരണക്കാരുടെ മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ കടന്നുചെന്ന സവ്യസാചിയാണ് ഇദ്ദേഹം. രാജ്യത്തെ പതിനഞ്ചു ശതമാനം വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി മുദ്ര കുത്തുന്ന കാലത്ത് അതിനെ മുഖത്തുനോക്കി ചോദ്യം ചെയ്തയാളാണ് ഇന്ന് പടികളിറങ്ങിപ്പോകുന്നത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളും അറിവുകളുമാണെന്നതില്‍ സംശയമില്ല. മുന്‍ പരാമര്‍ശിത സാമൂഹികാന്ധകാരത്തിന്റെ വക്താക്കളായി ഇന്ത്യയുടെ ഒന്നും രണ്ടും പൗരന്മാരുടെ തസ്തികകളില്‍ വിഭജനത്തിന്റെ വക്താക്കള്‍ കയറിയിരിക്കുന്ന കാലത്ത് ഹാമിദ് അന്‍സാരി എന്ന ന്യൂനപക്ഷ സമുദായാംഗം പടിയിറങ്ങിപ്പോകുന്നത് യാദൃച്ഛികമാകാമെങ്കിലും അദ്ദേഹം മുഴക്കിയ ഉന്നതമായ ചിന്തയുടെയും സഹിഷ്ണുതയുടെയും പ്രകമ്പനം രാജ്യനഭസ്സില്‍ കുറച്ചുകാലമെങ്കിലും മുഴങ്ങിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ഇതോടെ മതേതരത്വവും ജനാധിപത്യവും ബഹു സാംസ്‌കാരികതയും ഉദ്‌ഘോഷിക്കുന്നൊരു രാജ്യത്തിന്റെ ഉപരാജ സിംഹാസനത്തുനിന്ന് അതിന്റെ മറ്റൊരു പ്രതീകം കൂടിയാണ് പടിയിറങ്ങിപ്പോകുന്നത്. അദ്ദേഹം ഇറങ്ങുന്നത് ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലിലേക്കാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ കണ്ട പണക്കൊഴുപ്പിന്റെയും അധികാര ദുര്‍മേദസ്സിന്റെയും വിഴുപ്പലക്കലുകള്‍ക്കിടയില്‍ അഹമ്മദ് പട്ടേല്‍ എന്ന മതേതര രാഷ്ട്രീയക്കാരന്‍ ഇതേ രാജ്യസഭയിലേക്ക് കടന്നുവരുന്നുവെന്നതും മറ്റൊരു കാവ്യനീതിയാകാം. ഫാസിസത്തിന്റെ കൂരിരുട്ടിലും ഒരുനേരം എല്ലാംവകഞ്ഞുമാറ്റി വരുന്നൊരു ശുഭപ്രതീക്ഷകളുടെ അര്‍ക്കനെപ്പോലെ. അതുകൊണ്ടാണ് ബാംഗ്ലൂരില്‍ ഉപരാഷ്ട്രപതി പദവിയിലെ തന്റെ അവസാന പ്രഭാഷണത്തില്‍ അന്‍സാരി പ്രസിദ്ധ ചിന്തകന്‍ ജോണ്‍ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചത്: നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുന്നു. നിയമന അട്ടിമറി; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അധിക്ഷേപിച്ച് സിപിഎം മുഖപത്രം സ്വാതന്ത്ര്യ ദിന പുലരിയില്‍ പാങ്ങ് കെഎംസിസി ജിസിസി ടീം അത്യാധുനിക നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ് എനിക്ക് ചാര്‍ത്തിത്തന്ന നിയമനത്തില്‍ നിന്ന് രാജിവെക്കുന്നു; കെആര്‍ മീര കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും? അവസാനത്തെ ആഗ്രഹമെന്തെന്ന ചോദ്യത്തിന് നിര്‍ഭയ പ്രതികളുടെ പ്രതികരണം Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എത്തിനോട്ടംഎന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകജോലിനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംപുസ്തകപരിചയംഫീച്ചർമറുപുറംമിനി കഥമിറര്‍ സ്കാന്‍യാത്രരാഷ്ട്റീയംലേഖനം ഡിസൈനറും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് രാമകൃഷ്ണന്‍ … മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്… AllFeatured Newsഅമേരിക്കൻ വാർത്തകൾപ്രവാസി വാർത്തകൾവാര്‍ത്തസാഹിത്യ വാർത്തകൾ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്… സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സിജില… കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച… കേരള മീഡിയ അക്കാദമി മീഡിയ ക്ലബ്; പ്രോഗ്രാം എക്‌സി… പടയോട്ടം – നോവൽ: അധ്യായം – ആറ് പടയോട്ടം – നോവൽ: അധ്യായം – അഞ്ച് പടയോട്ടം – നോവൽ: അധ്യായം നാല് പാലം പണിക്കുള്ള മെറ്റല്‍ ഒരു മലയോളം പൊക്കം വച്ചു. അതിന്റെ മുകളില്‍ നിന്നാല്‍ നാലുപാടുമുള്ള കാഴ്ച കാണാം. രാവിലെ എട്ടുമണിക്കു തുടങ്ങുന്ന പണി വൈകീട്ട് അഞ്ചിന് അവസാനിക്കും. വെയിലു മൂക്കുന്നതിനു മുമ്പ് പണി തുടങ്ങണം. അല്ലെങ്കില്‍ ചൂടേറ്റു കഷ്ടപ്പെടും. പണി കഴിഞ്ഞാല്‍ എല്ലാവരും കുളിക്കാനായി ഗൗരീശ്വര ക്ഷേത്രം വക അമ്പലക്കുളത്തിലേക്കു പോകും. പക്ഷെ കോന്നന്‍കുട്ടി ചെറായി പുഴയില്‍ തന്നെ കുളി നടത്തും. വര്‍ഷകാലത്ത് ഒഴിച്ച് എപ്പോഴും നല്ല ഉപ്പുരസമായിരിക്കും പുഴവെള്ളത്തിന്. കോന്നന്‍കുട്ടി വെള്ളത്തിന്റെ നല്‍പ് നോക്കിയില്ല. കുളി കഴിഞ്ഞ് കോന്നന്‍കുട്ടി മെറ്റല്‍ കൂമ്പാരത്തിന്റെ മുകളില്‍ കയറിയിരിക്കും. അങ്ങിനെയിരുന്നാല്‍ വല്ലപ്പോഴും സുഭദ്രയെ കാണാന്‍ കഴിയും. മെറ്റല്‍ കൂമ്പാരത്തിനടുത്തുകൂടി പോകുന്ന ഇഞ്ചക്കാടനെ കോന്നന്‍കുട്ടി കണ്ടു. അയാള്‍ ഇഞ്ചക്കാടനെ കൈ കൊട്ടിവിളിച്ചു. എന്നിട്ട് ഒരു കുട്ടിയെപ്പോലെ മെറ്റല്‍ കൂമ്പാരത്തില്‍ നിന്നു താഴോട്ട് ഊര്‍ന്നിറങ്ങി. ഇഞ്ചക്കാടന്‍ ശരിക്കും പേടിച്ചു. തന്നെ കൈയേറ്റം ചെയ്തുകളയുമോ എന്നായിരുന്നു ഇഞ്ചക്കാടന്റെ ഭയം. ‘കുമാരന്‍ ചേട്ടാ ചേട്ടനോട് ഒരുകാര്യം പറയാന്‍ ഞാന്‍ എത്ര നാളുണ്ട് ഇവിടെ കാത്തു നില്‍ക്കുന്നെന്നോ?’ കോന്നന്‍കുട്ടി വിരല്‍ ചൂണ്ടിയ ഭാഗത്ത് കള്ളുഷാപ്പ് ആയിരുന്നു. ഇഞ്ചക്കാടന് എപ്പോഴും വിശപ്പായിരിക്കും. എന്തു കിട്ടിയാലും തിന്നും. പ്രത്യേകിച്ച് രോഗമൊന്നും ഉണ്ടായിട്ടില്ല. ഇങ്ങനെ ആരെങ്കിലും വിളിച്ചു കൊടുക്കുമ്പോള്‍ മാത്രമാണ് അയാളുടെ വയറ്റിലേക്കു പോയിരുന്നത്. എന്തെങ്കിലും പണി അയാള്‍ക്കു വശമില്ല. വൈദഗ്ധ്യം വേണ്ടാത്ത, അധ്വാനമുള്ള പണിയെടുക്കാന്‍ കെല്പ്പുമില്ല. ഇഞ്ചക്കാടനെ കണ്ടപ്പോള്‍ ഷാപ്പ് മാനേജര്‍ ചോദിച്ചു: ‘എന്താ കുമാരാ… നീയും തുടങ്ങിയോ ’ കള്ള് എടുത്തു കൊടുക്കുന്ന പരമു കളിയാക്കി ‘ ഗുരു പറഞ്ഞിരിക്കുന്നത് മദ്യം വിഷമാണന്നല്ലേ ’ മറ്റൊരു സപ്ലയര്‍ കൂട്ടിച്ചേര്‍ത്തു..’ അല്ല പരമൂ മദ്യം വിഷമാണെന്നല്ല… വിഷമമാണെന്നാ പറഞ്ഞത്..’ ഷാപ്പിലുള്ളവരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഇരുവരും പടിഞ്ഞാറെ അറ്റത്തെ ഒഴിഞ്ഞ മുറിയില്‍ പോയിരുന്നു. രണ്ടു തൊണ്ടുകള്‍ നിറയെ കള്ളുമായി സപ്ലയര്‍ വന്നു. ‘എന്താണ് തിന്നേണ്ടത് ’- കോന്നന്‍ കുട്ടി ചോദിച്ചു. ഇതുവരെ എന്തെങ്കിലും കഴിക്കാന്‍ വേണ്ടി ഷാപ്പില്‍ കയറിയിട്ടില്ല. തിന്നാന്‍ തരാമെന്ന പ്രലോഭനത്തിലാണ് ഇഞ്ചക്കാടന്‍ ഷാപ്പില്‍ കയറിയത്. ഒരു പ്ലേറ്റ് നിറയെ കപ്പക്കറിയും പ്ലേറ്റ് കവിഞ്ഞു നില്‍ക്കുന്ന വലുപ്പത്തിലുള്ള കരിമീന്‍ കറിയും കൊണ്ടുവന്നു വച്ചു. ഇത് എങ്ങനെ തീര്‍ക്കും എന്നു അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് ഒരു പ്ലേറ്റ് ഞണ്ടിന്‍ കറിയും കൂടി എത്തിയത്. ഇഞ്ചക്കാടന്‍ ജീവിത്തില്‍ ഇതുവരെ ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. എല്ലാം തിന്നു കഴിഞ്ഞപ്പോള്‍ താനിതെങ്ങനെ അകത്താക്കിയെന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഇനിയും വേണമെങ്കില്‍ കഴിച്ചയത്രയും കൂടി കഴിക്കാനാകുമെന്നു അയാള്‍ക്കു തോന്നി. എത്ര നിര്‍ബന്ധിച്ചിട്ടും ഇഞ്ചക്കാടന്‍ കള്ളുകുടിച്ചില്ല. രണ്ടു തൊണ്ടുകളും കോന്നന്‍ കുട്ടി കഴിച്ചു. ആ കുടി കണ്ടപ്പോള്‍ ഇഞ്ചക്കാടന് അത്ഭുതം തോന്നി. വിശപ്പടങ്ങിയപ്പോള്‍ ഇഞ്ചക്കാടന് എന്തെന്നില്ലാത്ത സന്തോഷം. അപ്പോഴാണ് കോന്നന്‍കുട്ടി ക്ഷണിച്ചത് എന്തിനായിരിക്കും എന്നു ചിന്തിച്ചത്. ‘പിന്നെ, കോന്നന്‍ കുട്ടി എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത് ’ ‘കുമാരന്‍ ചേട്ടന് ഇനി എന്താ വേണ്ടത് ’ ‘കുമാരേട്ടന്‍ എന്റെ അച്ഛനെപ്പോലെയാണ്… എന്നു വച്ചാല്‍ അച്ഛന്റെ സ്ഥാനത്ത് അച്ഛന്‍ ചീത്ത പെണ്ണുപിടിയന്‍ മക്കളുടെ ജീവിതം തകര്‍ത്തവന്‍ കൊറെ ജീവിതങ്ങള്‍ തകര്‍ത്തവന്‍..’ കോന്നന്‍കുട്ടിക്ക് മദ്യം ശരിക്കും ഏറ്റിട്ടുണ്ടെന്നു ഇഞ്ചക്കാടന് മനസിലായി.. ‘കുമാരേട്ടനറിയ്വോ … ഞാന്‍ വീട്ടീന്നു പോന്നു എല്ലാവരും വിട്ടുപോന്നു… ഭാഗത്തീ കിട്ടിയ കാശാ ഈ പേഴ്‌സ് നിറയെ… ഡ്രൈവറു പണീം ഉപേക്ഷിച്ചു ഇവിടെ വന്നത് അറിയ്വോ എന്റെ സുഭദ്രയെ കാണാന്‍….ഞാന്‍ കെട്ടിയ പെണ്ണിനെ കാണാന്‍ … ദാ… ഇവിടെ നോക്ക്… ഈ ചങ്കീന്ന് അവള് ഒഴിഞ്ഞുപോയിട്ടില്ല ഞാന്‍ ഇറക്കിവിട്ടിട്ടില്ല കണ്ട അന്നു മുതല് അവള് ഇവിടുണ്ട്… പക്ഷെ, അവള്‍ക്കെന്നെ വെറുപ്പാ പേടിയാ… ഇവിടെ വന്നിട്ട് ഇത്രേം ദിവസമായിട്ട് അവള് എന്റെ മുന്നില് വന്നിട്ടില്ല കാണുമ്പ വേഗം പോകും ഞാനെന്താ അവളെ പിടിച്ചു തിന്ന്വോ? അവളെ കൊല്ലുമോ തല്ലുമോ ഇല്ല അവളെന്റെ ജീവനാ… അവളെന്റെയാ..’ ഒന്നും മറുപടി പറയാതെ ഇഞ്ചക്കാടന്‍ എല്ലാം കേട്ടിരുന്നു. കോന്നന്‍കുട്ടി മദ്യലഹരിയിലാണ് പറയുന്നതെങ്കിലും അതില്‍ കാര്യമുണ്ടെന്നു ഇഞ്ചക്കാടന് ബോധ്യമായി… ‘എന്റെ കാശു തീരുന്നതിനു മുന്‍പ് എവിടെയെങ്കിലും ഒരു അഞ്ചു സെന്റ് സ്ഥലം വാങ്ങണം… അതില് ഒരു കൂരവച്ച് എന്റെ സുഭദ്രേനെ കൂട്ടിക്കൊണ്ടുപോകണം… കുമാരേട്ടന്‍ എന്റെ അച്ഛനാ… സൊന്തം അച്ഛന്‍ അച്ഛനിതു നടത്തിത്തരില്ലേ ’ രാത്രി ഷാപ്പടയ്ക്കുന്നതുവരെ അവര്‍ അവിടെത്തന്നെയിരുന്നു. അതിനിടയില്‍ കോന്നന്‍കുട്ടിയുടെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ ഇഞ്ചക്കാടന്റെ മുന്നില്‍ അഴിച്ചു.. ഇഞ്ചക്കാടന്‍ കണ്ണുവിന്റെയും കൊച്ചുപെണ്ണിന്റെയും മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചു. കോന്നന്‍കുട്ടിയുടെ കൈയില്‍ ധാരാളം പണമുണ്ടെന്നു കേട്ടപ്പോള്‍ ഇരുവരുടെയും മനസിളകി. ‘അതിന് ഞങ്ങളെന്താ മറുപടി പറയേണ്ടത്? അവര് ഭാര്യേം ഭര്‍ത്താവുമാണ്. എന്തെങ്കിലും ചില്ലറ കശപിശ ഉണ്ടായികാണും. അല്ലാതെ അവരുടെ ബന്തം വേര്‍പെടുത്തീട്ടില്ലല്ലോ അവന് എപ്പ വേണമെങ്കിലും അവളെ വിളിച്ചോണ്ടു പോകാം..’ കണ്ണുവിന്റെ അഭിപ്രായമറിഞ്ഞപ്പോള്‍ കോന്നന്‍കുട്ടിക്ക് വലിയ സന്തോഷമായി. അയാള്‍ അന്നു വൈകീട്ട് സുഭദ്രയുടെ വീട്ടിലേക്കു കയറിച്ചെന്നു. പ്രതാപന്‍ മുറിയുടെ വാതില്ക്കല്‍ ചെന്നു മണിയടിച്ചു. പ്രതാപന്‍ ഇറങ്ങിവന്നു.. ‘അളിയാ…’ എന്നു വിളിച്ചുകൊണ്ട് കോന്നന്‍കുട്ടി ചിരിച്ചു.. ‘ആരാടാ അളിയന്‍ പോടാ പന്നീ…’ പ്രതാപന്‍ കോന്നന്‍കുട്ടിയെ തള്ളി മുറ്റത്തേയ്ക്കിട്ടു കോന്നന്‍കുട്ടി സുഭദ്രയ്ക്കു കൊണ്ടുവന്ന പൊതിയില്‍ നിന്നു പലഹാരങ്ങള്‍ നാലുപാടും ചിതറിവീണു.. അപ്രതീക്ഷിതമായുണ്ടായ പ്രഹരത്തില്‍ കോന്നന്‍കുട്ടി പതറി. ഒരു കണക്കിന് എഴുന്നേറ്റു. നാട്ടുകാരും പാലം പണിക്കാരും ആ രംഗം നോക്കിനിന്നു. സുഭദ്രയോ മറ്റു സ്ത്രീകളോ അവിടേയ്ക്കു എത്തിനോക്കുക പോലും ചെയ്തില്ല. ‘കോന്നന്‍കുട്ടി നാളെമുതല്‍ ഇവിടെ പണിക്കു നില്‍ക്കേണ്ട കിട്ടാനുള്ള കൂലി മേടിച്ച് ഇന്നു തന്നെ പൊയ്‌ക്കോ..’ ‘എന്തോന്ന് തനിക്കറിയില്ലേ ഞാന്‍ തന്നെ പറയണോ ’ ‘ഒന്നും പറയേണ്ട നീ ആ വിട്ടിലേക്കു തന്നെ നോക്കി കൊണ്ടു നില്‍ക്കുന്നത്. ഞാന്‍ എത്ര വട്ടം കണ്ടിരിക്കുന്നു. അപ്പഴേ ഞാന്‍ കരുതിയതാ നീ എന്നെങ്കിലും അവരുടെ കൈ മേടിക്കുമെന്ന്..’ ‘അതങ്ങിനെയല്ല മേസ്തിരീ..’-കോന്നന്‍ കുട്ടിയും മേസ്തിരിയും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ട് ഗോപാലന്‍ പറഞ്ഞു. ‘ഞാന്‍ ഗോപാലനേം കാണാനിരിക്കുകയായിരുന്നു. ഇയാളാണല്ലോ കോന്നന്‍കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. ഒരാളെ കൊണ്ടുവരുമ്പോള് ആള് ഏതു തരക്കാരാനാണെന്നു നോക്കേണ്ടേ?’ ‘ഇവനോ? ഗോപാലന്‍ അപ്പള് വിവരമൊന്നും അറിഞ്ഞില്ലേ ’ ‘എപ്പോഴും ഇവന്റെ കണ്ണ് ആ വീട്ടിലേക്കാ ഞാനത് കാണാറുണ്ട് പോരാത്തതിന് ഇന്നവന്‍ ആ വീട്ടിലേക്കു നേരിട്ടു കേറിച്ചെന്നിരിക്കുന്നു… അവന്റെ അഹമ്മതി എത്രത്തോളം ഉണ്ടെന്നു നോക്കണേ..’ ‘മേസ്തിരി അത് ഇവന്റെ ഭാര്യവീടാ… സ്വന്തം ഭാര്യയേയാ ഇവന്‍ നോക്കുന്നത്..’ ‘അപ്പ ഇവനെ അവര് തല്ലിയതെന്താ ’ ഗോപാലനും കോന്നന്‍ കുട്ടിയും കൂടി എല്ലാ സംഭവങ്ങളും മേസ്തിരിയെ പറഞ്ഞു കേള്‍പ്പിച്ചു… മേസ്തിരി നാക്കിനും കൈക്കും ബലമുള്ള മൂന്നുനാലു പേരെ കൂട്ടി കണ്ണുവിന്റെ അടുത്തു ചെന്നു. ‘നിങ്ങളുടെ മോന്‍ ഞങ്ങളുടെ പണിക്കാരനെ തല്ലി അതിനു സമാധാനം ഒണ്ടാക്കണം…’ ‘അത് ഞങ്ങടെ കുടുമ്മക്കാര്യമാ നിങ്ങള്‍ക്കതില് എന്താ കാര്യം അപ്രതീക്ഷിതമായ മറുപടി കേട്ടു മേസ്തിരിയും കുട്ടനും പതറി. ‘പിന്നെ, അന്യനാട്ടിലു വന്ന് കൂടുതല് വെളച്ചിലു വേണ്ട… ഞങ്ങളെ ഭരിക്കാനൊന്നും വരണ്ട കേട്ടോ..’ കൂട്ടത്തില്‍ തടിമിടുക്കുള്ള മെറ്റല്‍ പണിക്കാരന്‍ ജോര്‍ജ് കണ്ണുവിനെ വിരട്ടാന്‍ നോക്കി.. കണ്ണു ഒട്ടും വകവയ്ക്കാതെ പറഞ്ഞു ‘എടാ മോനേ പോയി തരത്തില്‍ പോയി കളിക്കെടാ പോടാ പോടാ..’ മേസ്തിരിയും സംഘവും ഇളിഭ്യരായാണ് മടങ്ങിയത്… കടയില്‍ ചായകുടിക്കാന്‍ എത്തിയവരും അല്ലാത്തവരുമായ ആളുകള്‍ മേസ്തിരിയെയും കൂട്ടരെയും നോക്കി പരിഹസിച്ചു ചിരിച്ചു.. കോന്നന്‍കുട്ടി അന്നുതന്നെ അവിടെനിന്നു സ്ഥലം വിട്ടു… പണിയെടുത്ത കൂലിപോലും വാങ്ങാന്‍ നിന്നില്ല. ആരോടും യാത്ര പറഞ്ഞതുമില്ല.. നാരായണന്റെ പനി ടൈഫോയ്ഡായി മാറി. അയ്യപ്പന്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു വന്നതിനു ശേഷം അയാള്‍ക്ക് വിശ്രമം എന്തെന്നറിയാന്‍ കഴിഞ്ഞില്ല. ആദ്യം ചില സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു വര്‍ക്കലയിലേക്ക പോകേണ്ടതായി വന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സാവിത്രിയെ പെണ്ണുകാണാന്‍ വന്നതിന്റെ തിരക്ക്. പനിയുള്ളപ്പോള്‍ മോരു കഴിച്ചതും വിനയായി. അത് പനി വര്‍ധിക്കാനും ഇടയാക്കി. അതിനിടയില്‍ മാളുവിന് ശ്വാസമുട്ടും കൂടുതലായി.. മാളുവിന് മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ വൈദ്യര്‍ മുന്നറിയിപ്പു നല്‍കി ‘ ഈ പനി സൂക്ഷിക്കണം കെട്ടോ… ഇപ്പോത്തന്നെ രണ്ടാഴ്ച കഴിഞ്ഞില്ലേ… വിശ്രമിക്കണം ആവതില്ലാതെ പണി ചെയ്യുമ്പോഴാ പനി വരുന്നത് അതുകൊണ്ട് നല്ല ഡോക്റ്ററെ കാണണം വിശ്രമിക്കേം വേണം..’ നാരായണന്‍ എല്ലാം മൂളിക്കേട്ടെങ്കിലും വൈദ്യരുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിഞ്ഞില്ല… വീട്ടില്‍ ചെന്നപ്പോള്‍ വീണ്ടും നൂറുകൂട്ടം കാര്യങ്ങള്‍. അവിടെയും ഓടാന്‍ വേറെ ആരിരിക്കുന്നു അവസാനം നാരായണന്‍ വീണു. ഗൗരീശ്വരത്തിന് അടുത്തുള്ള വെട്ടുവഴിയിലാണ് വീണത്. ഭാഗ്യത്തിന് മുറിവ് പറ്റിയില്ല ആളുകള്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു. അയാളെ പരിശോധിച്ച ശേഷം ഡോക്റ്റര്‍ പറഞ്ഞു ‘ ഉടനെ എറണാകുളത്തേയ്ക്കു കൊണ്ടുപോകണം. പനി ടൈഫോയ്ഡ് ആയിട്ടുണ്ട് രണ്ടു മൂന്നാഴ്ച വെറുതെ കൊണ്ടുനടന്നു… ഇവിടെ ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല വേഗം എറണാകുളത്തെത്തിച്ചാലേ രക്ഷപ്പെടുത്താന്‍ കഴിയൂ… പനി അത്രയ്ക്കു കൂടിയിട്ടുണ്ട്..’ എല്ലാവരും കൂടി നാരായണനെ വീട്ടിലെത്തിച്ചു നാരായണന്റെ വിഷമത കണ്ടപ്പോള്‍ മാളുവിന് ശ്വാസംമുട്ട് കൂടി… നാരായണനെ എറണാകുളത്ത് കൊണ്ടു പോകണം… പക്ഷെ ആരു കൊണ്ടു പോകും? ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അപ്പോള്‍ കിട്ടാവുന്ന ആരുമില്ല.. കൗസല്യയും സാവിത്രിയും രാമകൃഷ്ണനും കൂടി മാളുവിന്റെ വീട്ടില്‍ ചെന്നു അവര്‍ ആദ്യമായാണ് അവിടെ ചെല്ലുന്നത് ഒരു പുലയ സ്ത്രീയുടെ വീട്ടില്‍ കയറാന്‍ അപ്പോഴും അവരുടെ ആഢ്യത്വം തയാറായിരുന്നില്ല. മാളുവിന്റെ മുതുമുത്തശ്ശി ഒരു നമ്പൂതിരി സ്ത്രീ ആയിരുന്നെത്രെ! വീടിന്റെ പരിസരത്ത് രാത്രി ഇറങ്ങിനടക്കുമ്പോള്‍ മുത്തശിയെ മാളുവിന്റെ മുതുമുത്തശ്ശന്‍ തട്ടിക്കൊണ്ടു പോന്നതാണെത്രെ. വര്‍ഷത്തില്‍ ഒരു നിശ്ചിതദിവസം ഇങ്ങനെ മേല്‍ജാതിക്കാരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോരാന്‍ പുലയര്‍ക്കു അവകാശമുണ്ടായിരുന്നുപോലും! ഇതിനെ ‘പുലപ്പേടി’ എന്നു പറഞ്ഞിരുന്നു. മാളുവിന്റെ ശ്വാസംമുട്ടും ആ മുതുമുത്തശിയില്‍ നിന്നു പാരമ്പര്യമായി കിട്ടിയതത്രെ. നാരായണനെ ഉടനെ എറണാകുളത്തെത്തിക്കണം. പക്ഷെ, ആരു കൊണ്ടുപോകും? പ്രത്യേകിച്ച് അസുഖം ഇത്ര വഷളായ സ്ഥിതിക്ക് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ അവിടെ നില്‍ക്കേണ്ടതായി വരും. അതിനു പറ്റിയ ആളുകളായിരിക്കണം.. മാളു ഞെരങ്ങി പറഞ്ഞു ‘ ഞാന്‍ പോകാം..’ ‘അതു വേണ്ട, ഞാന്‍ പോകാം..’-കൗസല്യ തയാറായി.. ‘ഏയ് അതു ശരിയാവില്ല… പുറത്തിറങ്ങി ശീലമല്ലാത്ത നിങ്ങളവിടെ പോയിട്ട് എന്തു ചെയ്യാനാ വല്യ പട്ടണമാ എറണാകുളം. കണ്ണു തെറ്റിയ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകും..’ ‘എന്നാലൊരു കാര്യം ചെയ്താലോ… എന്റെ മൂത്ത അങ്ങള മാധവനെ കൂട്ടി വിട്ടാലോ..’ -കൗസല്യയുടെ നിര്‍ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. കാര്യമൊന്നുമില്ലെങ്കിലും മാധവന്‍ ഇടയ്ക്ക് എറണാകുളത്ത് പോകാറുള്ളതാണ്.. കാര്യമറിഞ്ഞപ്പോള്‍ മാധവന്‍ പറഞ്ഞു ‘ ഞാനില്ല..’ കൗസല്യ അച്ഛനോടും അമ്മയോടും കെഞ്ചിപ്പറഞ്ഞു ‘ ഞങ്ങള്‍ക്ക് ആകെയുള്ള ഒരാശ്രയമാ ആ മനുഷ്യന്‍ ഞങ്ങള്‍ക്കു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോ ഒരാവശ്യം വന്നപ്പോ കൈ ഒഴിയുന്നത് ശരിയല്ല’ പക്ഷെ, അച്ഛനും അമ്മയും ഒരുപോലെ നിശബ്ദത പാലിച്ചു… കൗസല്യ ഒരുപാട് കരഞ്ഞു. ഒടുവില്‍ ഭീഷണിപ്പെടുത്തി- ‘മാധവാ… നീ വന്നില്ലെങ്കീ… ഞാനീ പുഴയില്‍ ചാടിച്ചാകും നോക്കിക്കോ..’ അത്രയുമായപ്പോള്‍ കുഞ്ഞുപെണ്ണ് പറഞ്ഞു- ‘ എടാ മാധവാ… നീ ചെല്ല്..’ കുഞ്ഞുപെണ്ണ് മടിയില്‍ നിന്നു കുറെ രൂപയെടുത്ത് മാധവനു നേരെ നീട്ടി. മാധവന്‍ അത് എണ്ണിനോക്കി- നൂറ്റിപ്പതിമൂന്നു രൂപ.. എല്ലാം തയാറായി ബോട്ടു ജെട്ടിയില്‍ ചെന്നപ്പോള്‍ നേരം സന്ധ്യയാകാറായി. ഇനി ലാസ്റ്റ് ബോട്ടാണുള്ളത് അതാണെങ്കില്‍ പലപ്പോഴും ഉണ്ടാവില്ല. ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ദൂരെ വടക്കേവളവില്‍ ബോട്ടു കണ്ടു. രണ്ടാളുകള്‍ പിടിച്ചിട്ടാണ് നാരായണനെ ബോട്ടില്‍ കയറ്റിയത്. ആളുകള്‍ അയാള്‍ക്ക് കിടക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു. നാരായണന്റെ തലയ്ക്കല്‍ മാധവനുമിരുന്നു. നാരായണന്‍ മയക്കത്തില്‍ പിച്ചുംപേയും പറയുന്നതു കണ്ടപ്പോള്‍ മാധവന് പേടിയും നാണക്കേടും തോന്നി. ചുറ്റുമുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നതില്‍ മാധവന്‍ അസ്വസ്ഥനായി. ഈ ഭാരം എന്തിനാണ് തന്റെ തലയില്‍ കയറ്റിവച്ചതെന്നു മയാള്‍ സങ്കടപ്പെട്ടു.. നാരായണനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ടോ… അയ്യപ്പന്‍കുട്ടിയുമായിട്ടല്ലാതെ ഇയാളുമായി തനിക്കെന്താ ബന്ധം? മിത്രം എന്നതിലുപരി ശത്രുവല്ലേ അനിയന്റെ കാര്യം പറഞ്ഞ് തൈക്കാടംപള്ളി ഇടവഴിയില്‍ വച്ച് അടിച്ചതിന്റെ വേദന ഇപ്പോഴും മനസില്‍ നീറിക്കൊണ്ടിരിക്കുന്നു. എറണാകുളം ജെട്ടിയില്‍ എത്തിയാല്‍ ബോധമില്ലാതെ കിടക്കുന്ന ഇയാളെ എങ്ങനെ കരയ്ക്കിറക്കും? രണ്ടു പേരുടെ സഹായമെങ്കിലും വേണ്ടി വരും. രാത്രി ഒമ്പതര മണിക്കാവും ബോട്ട് ജെട്ടിയിലെത്തുക. ആ സമയം ജെട്ടിയില്‍ റിക്ഷ ഉണ്ടാകുമോ ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നാല്‍ റിക്ഷ കിട്ടും. അപ്പോള്‍ ബോട്ടില്‍ നിന്നു രോഗിയെ ഇറക്കി ജെട്ടിയിലെ ബെഞ്ചില്‍ കിടത്തി പോകേണ്ടതായി വരും. തീവണ്ടി വരുന്ന സമയമാണെങ്കില്‍ റിക്ഷ വിളിച്ചാല്‍ വരില്ല. അഥവാ, വന്നാല്‍ തന്നെ ഇരട്ടി കാശ് കൊടുക്കണം. നാരായണന്‍ ശരിക്കു വിയര്‍ക്കാന്‍ തുടങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ തണുത്തു വിറച്ചു. ‘എടോ ഇത്തിരി വെള്ളം കൊടുക്ക്.’- ബോട്ടിലെ യാത്രക്കാര്‍ പറഞ്ഞു. ഒരു യാത്രക്കാരന്‍ കൂജയില്‍ വച്ചിരുന്ന വെള്ളം ഒരു ഗ്ലാസില്‍ പകര്‍ന്നുകൊണ്ടുവന്നു കൊടുത്തു. മാധവന്‍ ശങ്കിച്ചുശങ്കിച്ചാണ് വെള്ളം കൊടുത്തത് ബോട്ടില്‍ വച്ചെങ്ങാനും നാരായണന്‍ മരിച്ചുപോയാലോ ആ ചിന്ത മാധവനെ ഞെട്ടിച്ചു കളഞ്ഞു. അങ്ങനെയൊരു രംഗം വന്നാല്‍ തന്നെക്കൊണ്ട് നേരിടാനാവില്ലെന്നു മാധവന്‍ കണക്കുകൂട്ടി. ബോട്ട് എറണാകുളത്തെത്തി. കോട്ടപ്പുറത്തേയ്ക്കും വരാപ്പുഴയിലേക്കും ആലപ്പുഴയ്ക്കും ചാത്തനാട്ടേയ്ക്കും മറ്റുമുള്ള ബോട്ടുകള്‍ കുളത്തില്‍ കയറ്റിയാണ് ഇടുന്നത്. മാധവനാണ് ബോട്ടില്‍ നിന്ന് ആദ്യം ഇറങ്ങിയത്. ‘എന്താ രോഗിയെ കൊണ്ടുപോണില്ലേ ’- ബോട്ടുമാസ്റ്റര്‍ ചോദിച്ചു.. മണിക്കൂറുകള്‍ നീണ്ടു പോയി ബോട്ടിലുള്ള എല്ലാ യാത്രികരും പൊയ്ക്കഴിഞ്ഞു. ഇനി വെളുപ്പിനാണ് ബോട്ടുകള്‍ പുറപ്പെടുക നാരായണനെ കയറ്റിവന്ന ബോട്ടിലെ വിളക്കു മാത്രം അണച്ചിരുന്നില്ല. ‘ശ്ശെ ആ രോഗിയുടെ ആളെ കാണാനില്ലല്ലോ..’ -ബോട്ടു മാസ്റ്റര്‍ പിറുപിറുത്തു ‘റിക്ഷ കിട്ടിയിട്ടുണ്ടാവില്ല… റെയില്‍വേ സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ലക്ഷ്മണ്‍ തീയെറ്ററിനു മുന്നില്‍ പോകണം. അല്ലെങ്കീ മേനകയില് മഴയുള്ളതുകൊണ്ട് റിക്ഷയ്ക്കു നല്ല ഓട്ടമായിരിക്കും’ നേരം വെളുക്കുന്നതുവരെ ബോട്ടുകാര്‍ മാധവനെ പ്രതീക്ഷിച്ചിരുന്നു. പിന്നെ അവര്‍ മാധവന്‍ മുങ്ങിയതാവാമെന്ന സത്യത്തിന്റെ തീരത്തടുത്തു. കോട്ടപ്പുറത്തേയ്ക്കുള്ള ആദ്യത്തെ ട്രിപ്പാണ്. പക്ഷെ, എന്തു ചെയ്യും ഒരു രോഗി ഉള്ളില്‍ കിടക്കുമ്പോള്‍ എങ്ങനെ ബോട്ട് കൊണ്ടുപോകും? ‘മാഷേ, നമുക്കൊരു കാര്യം ചെയ്താലോ ’- ലാസ്‌കര്‍ ചോദിച്ചു. ‘രോഗിയെ ജെട്ടി സൂപ്രണ്ടിന്റെ മുന്‍വശത്തെ മുറിയില്‍ കിടത്താം… കനാല്‍ ലാസ്‌കറ് വേലായുധന്‍ സാറിനെ ഏല്‍പ്പിച്ചിട്ടു പോകാം. ്അപ്പോഴെയ്ക്കും രോഗിയുടെ കൂടെയുള്ള ആളുവന്നാല്‍ കൂട്ടിക്കൊണ്ടുപോകട്ടേ..’ എല്ലാവരും കൂടി നാരായണനെ പൊക്കിയെടുക്കാന്‍ ചെന്നു. തണുത്തു വിറങ്ങലിച്ച ശരീരത്തില്‍ തൊട്ടപ്പോള്‍ അവര്‍ ഞെട്ടിപ്പോയി രോഗി മരിച്ചിരിക്കുന്നു… Next articleമണ്ണ് ചതിക്കില്ല- നമുക്ക് മണ്ണിലേക്കിറങ്ങാം ‘ഏതവസരത്തിനും യോജിച്ച ഒരു പുസ്തകം’: ലോ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ്‌ പ്രസിദ്ധീകരണം തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി News Bengaluru തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി ബെംഗളൂരു തെലുങ്ക് ഗായിക ഹരിണി റാവുവിന്റെ പിതാവ് എകെ റാവുവിനെ ബെംഗളൂരുവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 22 തിങ്കളാഴ്ച യെലഹങ്കയ്ക്കും രാജനുകുണ്ടയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ ശ്രീനഗർ കോളനിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എകെ റാവു ബിസിനസ് ആവിശ്യത്തിനായാണ് ബെംഗളൂരുവിലെത്തിയത്. നവംബർ 13 മുതൽ അദ്ദേഹം ബെംഗളൂരുവിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. റാവുവിന്റെ മൃതദേഹം ഒരു ലോക്കോ പൈലറ്റാണ് ആദ്യം കണ്ടത് പിന്നീട് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിൽ നിന്നും മുറിവുകളും കൈത്തണ്ടയിലും കഴുത്തിലും വെട്ടേറ്റതായും കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് കത്തിയും ബ്ലേഡും ഒരു ജോടി കത്രികയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കുന്നത്… മൈസൂരുവില്‍ കോവിഡ് ബാധിച്ച നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ എണ്ണം… വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക 888 4227 444 മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇 ശ്രദ്ധിക്കുക താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. വിക്ടർ ഇബാർബോ പ്രണയം സംബന്ധമായ ജാതകം വിക്ടർ ഇബാർബോ തൊഴിൽ സംബന്ധമയ ജാതകം വിക്ടർ ഇബാർബോ ജനന ജാതകം/ ജനന ചാർട്ട്/ ജാതകം അടുത്ത ബന്ധുവിൻറ്റെയോ കുടുംബാംഗത്തിൻറ്റെയോ മരണവാർത്ത നിങ്ങൾ കേൾക്കും. രോഗങ്ങളാൽ ബുദ്ധിമുട്ടുവാനുള്ള സാദ്ധ്യതയുള്ളതിനാൽ നിങ്ങൾ സ്വയം വളരെയധികം ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുന്നു. സമ്പത്ത് നഷ്ടപ്പെടുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ഫലം ലഭിക്കാതിരിക്കുക, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടാം. അസൂയാലുക്കളായ ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മോഷണം മൂലം സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. ചീത്ത കൂട്ടുകെട്ടിലും ചീത്ത ശീലങ്ങളിലും നിങ്ങൾ അകപ്പെട്ടേക്കാം. ഈ കാലയളവിലെ എല്ലാ പോക്കുവരവുകളിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ സന്തോഷകരമായ ഉയർച്ച അംഗീകാരവും പ്രശസ്തിയും നേടിത്തരും. വിനോദത്തിനും പ്രണയത്തിനുമുള്ള സന്തോഷകരമായ കാലഘട്ടമാണിത്. നിങ്ങളുടെ സഹോദരൻമാർക്കും സഹോദരികൾക്കും ഉയർച്ചയുണ്ടാവുന്ന കാലഘട്ടമാണിത്. നിങ്ങളുടെ സ്വന്തം പരിശ്രമത്താൽ വരുമാനം വർദ്ധിക്കും. കുടുംബജീവിതം തീർത്തും സന്തോഷകരമായിരിക്കും. ആവേശം കൊള്ളിക്കുന്ന ജോലി വാഗ്ദാനം ചെയ്യപ്പെടുകയോ, പ്രശസ്തിയോ, അംഗീകാരമോ അല്ലെങ്കിൽ സ്ഥാനകയറ്റമോ സാദ്ധ്യമാണ്. നിങ്ങൾ സ്വർണ്ണം, വിലപിടിപ്പുള്ള കല്ലുകൾ എന്നിവ വാങ്ങാം. പൊതുവേ, സുഹൃത്തുക്കളുമായും/കൂട്ടാളികളുമായും കൂടാതെ ജീവിതത്തിൻറ്റെ പല തലങ്ങളിൽ ഉള്ളവരുമായും നിങ്ങൾ നല്ല ബന്ധം പുലർത്തും. നിങ്ങളുടെ പ്രണയ ജീവിതത്തിന് കുറച്ച് ആസ്വാദ്യത കൂട്ടാവുന്ന വർഷമാണിത്. നിങ്ങളുടെ ഉടമ്പടികളിലും കരാറുകളിലും നിന്ന് ഫലപ്രാപ്തി ലഭിക്കുവാൻ ശ്രേഷ്ടമായ വർഷമാണിത്. ഏതൊരു ഇടപാടിൽ ഉൾപ്പെട്ടാലും അത് നിങ്ങൾക്ക് ഉറപ്പായും അനുകൂലമായിത്തീരുവാൻ പറ്റിയ സമയമാണ് ഇത്. വ്യവസായത്തിലും മറ്റ് സംരംഭങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം വർദ്ധിക്കുകയും നിങ്ങളുടെ പദവിയും അന്തസ്സും ഉയരുകയും ചെയ്യും. ഇപ്പോൾ നിങ്ങളുടെ സ്വകാര്യജീവിത മേഖല മുഴുവനായും ഏകീകരിക്കുവാൻ ആവശ്യത്തിനു മുൻ ഉപാദികളുണ്ട്. നിങ്ങൾ വാഹനങ്ങളും മറ്റ് സുഖസൗകര്യങ്ങളും സ്വന്തമാക്കും. നിങ്ങളുടെ കുടുംബജീവിതത്തിന് പദവിയും അന്തസ്സും കൂട്ടിച്ചേർക്കുവാനുള്ള സമയമാണിത്. വരുമാനത്തിൽ സ്പഷ്ടമായ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നു. ഇത് നിങ്ങൾക്ക് ശ്രേഷ്ടമായ കാലഘട്ടമാണ് കൂടാതെ നിങ്ങൾ ധനപരമായ ഭാഗ്യവും നേടും. ആനന്തകരമായ വിസ്മയങ്ങളും കൂടാതെ ബന്ധുക്കളും കുടുംബാഗങ്ങളുമായി ഒരുപാട് ഒത്തുചേരലുകളും നടക്കും. ഇത് നിങ്ങൾക്ക് അനുകൂലകരമായ സമയമാണ്, ആയതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. സ്ത്രികളിൽ നിന്നും നേട്ടവും മേലധികാരികളിൽ നിന്നും സഹായവും ലഭിക്കും. സാമ്പത്തിക കാര്യത്തിൽ ഇത് നിങ്ങൾക്ക് വളരെ ഫലവത്തായ കാലഘട്ടമാണ്. ലാഘവത്തോടുള്ള പ്രകൃതവും ആത്മസംതൃപ്തിയും നിങ്ങൾ ഒഴിവാക്കണം, നിങ്ങളുടെ സ്വഭാവത്തിലെ പ്രഭാകമ്പമായ വശം മാറ്റി ജീവിതത്തിൽ വിജയിക്കണമെങ്കിൽ പഴയ പരിഷ്കാരത്തിലുള്ള അധ്വാനിക്കുന്ന ആളായി മാറുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കാലഘട്ടമാണിത്. ഈ കാലയളവിൽ മോഷണം, മാനഹാനി, വാദപ്രതിവാദം എന്നിവയെ അഭിമുഖീകരിക്കേണ്ടി വരും. ജോലിഭാരം കൂടുന്നതും ജോലിയിലുള്ള ഉത്തവാദിത്ത്വത്തിൻറ്റെ അളവ് ഉയരുന്നതും ആയി കാണാം. ആരോഗ്യപരമായി നിങ്ങൾക്ക് മോശമായ സമയമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ചെവിക്കും കണ്ണിനും പ്രശ്നങ്ങൾ അഭുമുഖീകരിക്കേണ്ടി വരാം. നിങ്ങളുടെ ജീവിതപങ്കാളിക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ മനസ്സമാധാനം അസ്വസ്ഥമായിത്തന്നെ തുടരും. ഈ കാലയളവിൽ നിങ്ങൾ ധൈര്യശാലിയും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ദാമ്പത്യപരമായ സന്തോഷം അനുഭവിക്കും. സ്വാധീനശേഷിയുള്ളവരുമായി നിങ്ങൾക്കുള്ള ബന്ധം ഉറപ്പായും വർദ്ധിക്കും. നിങ്ങളുടെ എതിരാളികൾക്ക് നിങ്ങളെ നേരിടുവാനുള്ള വിശ്വാസവും ധൈര്യവും നഷ്ടപ്പെട്ടേക്കാം. ബഹുദൂര യാത്രകൾ പ്രയോജനകരമായി തീരും. പ്രേമത്തിനും പ്രണയത്തിനും ഈ സമയം അനുഗ്രഹീതമാണ്. നിങ്ങൾ സാഹസികമായി പോരാടി ശത്രുക്കളെ അതിജീവിക്കുകയും ചെയ്യും. ചെറുരോഗങ്ങൾ കാണപ്പെടാം. കുടുംബ ബന്ധം വളരെ തൃപ്തികരമായിരിക്കും. എന്നിരുന്നാലും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായെന്ന് വരില്ല. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുകയും അമിതഭാരം വഹിക്കുവാനുള്ള സാധ്യത ഒഴിവാക്കുകയും, അങ്ങനെ ദീർഘകാലം മുന്നോട്ട് പോകുവാൻ നിങ്ങൾക്ക് കഴിയും ചെയ്യും. ചില നിരാശകൾ ഉണ്ടാകാം. നിങ്ങളുടെ ധൈര്യവും ദൃഢവിശ്വാസവും നിങ്ങളുടെ ശക്തമായ ഗുണങ്ങളാണ്, പക്ഷെ ദൃഢസ്വഭാവിയായതിനാൽ അത് കുറച്ച് വേദനിപ്പിച്ചേക്കാം. വലിയ നിക്ഷേപങ്ങൾ അരുത് കാരണം അത് നിങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമായി മാറിയെന്ന് വരാം. നിങ്ങളുടെ സുഹൃത്തുക്കളിൽനിന്നും കൂട്ടാളികളിൽ നിന്നും ശരിയായ സഹായം ലഭിച്ചില്ലെന്ന് വരാം. കുടുംബാംഗങ്ങളുടെ പ്രകൃതം തീർത്തും വ്യത്യസ്തമായിരിക്കും. ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാവുകയും ജലദോഷം, പനി, കർണ്ണ രോഗങ്ങൾ, ഛർദ്ദി എന്നീ രോഗങ്ങൾ പിടിപെടുകയും ചെയ്യാം. നിങ്ങളുടെ ജോലിസ്ഥലത്തെ മത്സരം മൂലമുള്ള സമ്മർദ്ധത്താൽ ഔദ്യോഗിക ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരിക്കും ഈ കാലഘട്ടം ആരംഭിക്കുന്നത്. ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ നിങ്ങൾ കൂടുതൽ വഴങ്ങേണ്ടതായ് വരും.ഔദ്യോഗിക ജീവിതത്തിൽ പുതിയ പദ്ധതികളും സാഹസങ്ങളും ഒഴിവാക്കണം. വാഗ്വാദവും ജോലിമാറ്റത്തിനുള്ള അന്വഷണവും ഒഴിവാക്കണം. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്യുന്ന വാക്കുകളാൽ നിങ്ങൾക്ക് തിരിച്ചടി ഉണ്ടാകാതിരിക്കുവാനായി നിങ്ങളുടെ വാക്കുകളും ആശയങ്ങളും ശുഭകരവും എതിർപ്പില്ലാത്തതുമാണെന്ന് ഉറപ്പു വരുത്തുക. പങ്കാളിയുമായി നിങ്ങളുടെ ബന്ധം നല്ലരീതിയിൽ ആയിരിക്കുകയില്ല. ജീവിതപങ്കാളിയുടെ അനാരോഗ്യവും കാണപ്പെടുന്നു. സാദ്ധ്യമാകുന്നിടത്തോളം അനാവശ്യ യാത്രകൾ ഒഴിവാക്കുക. അടിസ്ഥാന രഹിതമായ തർക്കങ്ങളും അപ്രതീക്ഷിതമായ സങ്കടങ്ങളും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. വരുമാനനില വർദ്ധിക്കുകയും ബാങ്ക് ബാലൻസ് മെച്ചപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ പറ്റിയ സമയമാണിത്. പുതിയ സുഹൃത്തുക്കളും ബന്ധങ്ങളും അവർ വഴിയുള്ള നേട്ടങ്ങളുമാണ് ഈ കാലഘട്ടം സൂചിപ്പിക്കുന്നത്. മുൻപുള്ള ജോലിയും, അതുപോലെ പുതുതായി ആരംഭിക്കുന്ന ജോലിയും നല്ലതും ആഗ്രഹിക്കുന്നതായ ഫലം നൽക്കും, നിങ്ങൾ താലോലിക്കുന്ന ആഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ കച്ചവടത്തിലോ കരാറുകളിലോ നിങ്ങൾ ഏർപ്പെടാം. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് സഹായങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ കാലയളവിൽ മൊത്തത്തിലുള്ള സമൃദ്ധിയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിൽ പ്രത്യേക ശ്രദ്ധയും ചില മുൻകരുതലുകളും ആവശ്യമാണ്. വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളിൽ പ്രതിബന്ധങ്ങൾ കാണുന്നു. പ്രതികൂലസാഹചര്യങ്ങളെ ശാന്തമായും ബുദ്ധിപരമായും കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക എന്തെന്നാൽ ഈ കാലയളവിൽ എടുത്തുചാട്ടം നിങ്ങളെ ഉറപ്പായും സഹായിക്കുകയില്ല. യാത്രകൾ ഗുണകരമല്ലാത്തതിനാൽ അവ ഒഴിവാക്കുവാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുകയില്ല. ഈ കാലയളവിൽ സന്താനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കണ്ടേക്കാം. ശത്രുക്കൾ നിങ്ങളെ എല്ലാ തരത്തിലും ഉപദ്രവിക്കുവാൻ ശ്രമിക്കും. ന്യായമായ തീരുമാനങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നത് നല്ലതായിരിക്കും. വയറിനുണ്ടാകുന്ന അസുഖം നിങ്ങളുടെ വ്യാകുലതയ്ക്ക് കാരണമാകും. ഇപ്പോൾ ഞാൻ ഹോം കോറണ്ടെെനില്‍ കഴിയുകയാണ്. വന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായി. ഇതുവരെയും ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും എനിക്കില്ല. ഞാന്‍ ബംഗളൂരു Chickbanavara നിന്നാണ് വന്നത്. അവിടെ നിന്നും ഞാന്‍ പോരുന്ന 19 ആം തീയതിമുതല്‍ ഇപ്പോഴും അവിടം കണ്ടെെന്‍മെന്‍റ് സോണും അല്ല. അത് പോലെ ഞാന്‍ ഒരു നഴ്സ് ആയതിനാന്‍ 15 ദിവസം മുന്നെ ലീവെടുത്ത് അവിടത്തെ വീട്ടില്‍ സെല്‍ഫ് കോറണ്ടെെന്‍ കഴിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചതും. എന്തായാലും നല്ലവരായ നന്മയുള്ള വകയാര്‍ നിവാസികള്‍ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ചില നാട്ടിലെ പോലെ ആരും ഒരു പരാതിയും പറഞ്ഞ് പരത്തണതും ഇല്ല, പ്രതിഷേധങ്ങളുമില്ല. ഞാൻ ആണെങ്കിൽ ഒറ്റയ്ക്ക് വീടിനുള്ളില്‍ ഒരു മുറിയില്‍ തന്നെ സുഖം ആയി ഇരിക്കുന്നു. വെബ് സീരീസുകളും, കോമഡി വീഡിയോയു മൊക്കെ കണ്ടും, ട്രോളും, ബുക്കുമൊക്കെ വായിച്ചുമാണ് സമയം കളയുന്നത്. പ്രത്യക്ഷത്തിൽ അടുത്ത ദിവസം എൻ്റെ കോറണ്ടെെൻ പിരീഡ് അവസാനിക്കും. പക്ഷേ അവിടം കൊണ്ടൊന്നും തീരുന്നില്ല. പറഞ്ഞതെന്താണെന്ന് വച്ചാല്‍ 14 ദിവസം കഴിയുമ്പോള്‍ എന്‍റെ സുഹൃത്തുക്കളൊ ബന്ധുക്കളൊ നാട്ടുകാരോ ആരും തന്നെ കാണാന്‍ തിരക്കിട്ട് ഇവിടേക്ക് വരേണ്ട. ഇപ്പോള്‍ പ്രത്യേകിച്ച് symptom ഇല്ലാതെയും 14 ദിവസത്തിന് ശേഷവും കോവിഡ് പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇനിയും 14 ദിവസം കൂടി റൂമിൽ തന്നെ കോറണ്ടെെന്‍ ഇരിക്കാനാണ് തീരുമാനം. ആയതിനാല്‍ എല്ലാവരും ദയവായി സഹകരിക്കുക. ഇത് ഒരു അപേക്ഷ ആയി കണക്കാക്കണം. സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നതു പോലെ എല്ലാവരും മാസ്ക്ക് ധരിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകണം. അനാവശ്യമായി പുറത്തു പോകാതെ, സാമൂഹിക അകലം പാലിച്ച് കഴിയണം. അങ്ങനെ കോവിഡ്-19 എന്ന ഈ മഹാമാരിയെ ലോകത്ത് നിന്നും നമുക്ക് തുടച്ച് നീക്കാം. ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ… എനിക്കും പണികിട്ടി മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,… മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്… അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള… 1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്… തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.… മൂന്നാറിൻ്റെ തലവര മാറ്റാൻ ‘എസ്കേപ്പ് റോഡ്’ എഴുത്ത് – ദയാൽ കരുണാകരൻ. ഇപ്പോൾ കൊടൈക്കനാലും മൂന്നാറും തമ്മിലുള്ള യാത്രാ അകലം വാസ്തവത്തിൽ വെറും 13 കിലോമീറ്ററാണ്. കൊടൈക്കനാലിന്റ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ടൂറിസ്റ്റ് സ്പോട്ടാണ് ബെരിജം തടാകം. ദിവസവും ഇവിടേക്ക് നിശ്ചിത എണ്ണം സന്ദർശ്ശകരുടെ വാഹനങ്ങൾ കടത്തി വിടുന്നുമുണ്ട്. ഇനി… പെട്രോൾ പമ്പുകളിൽ മലയാളികൾ പറ്റിക്കപ്പെടുന്നത് ഇങ്ങനെ – ഒരു ടാക്സി ഡ്രൈവറുടെ അനുഭവക്കുറിപ്പ്… അന്യസംസ്ഥാനങ്ങളിലേക്കൊക്കെ സ്വന്തം വാഹനങ്ങളുമായി പോകാറുള്ളവരാണല്ലോ നമ്മളൊക്കെ. യാത്രയ്ക്കിടയിൽ കേരളത്തിനു പുറത്തു വെച്ച് വണ്ടിയിൽ ഇന്ധനം കുറഞ്ഞുപോയാൽ നമ്മൾ സാധാരണ ചെയ്യാറുള്ളതു പോലെ അടുത്തുള്ള പമ്പിൽ കയറി ഇന്ധനം നിറയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിൽ ഇന്ധനം നിറയ്ക്കുവാൻ പമ്പിൽ ചെല്ലുന്നവർ തങ്ങൾ കബളിപ്പിക്കപ്പെടുന്ന… കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.… സ്ത്രീയുടെ ബാഹ്യസൗന്ദര്യത്തിന് മാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ല, ഇരുവരുടെയും ബാഹ്യസൗന്ദര്യത്തിന് ഒരേ വില കൊടുക്കുക: ഡോ ഞാന്‍ എഴുതാന്‍ പോകുന്നത് ഒരു സംഭവകഥയാണ്. ഭാവനയില്‍ നിന്നോ മെനഞ്ഞെടുത്തതോ, കെട്ടുകഥയോ അല്ല. ഏകദേശം 65 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം. എനിക്ക് അന്ന് പത്തുവയസ് പ്രായം. ഞങ്ങളുടെ പറമ്പില്‍ ഒരു കുടികിടപ്പുകാരുണ്ടായിരുന്നു. പൈലോയും കുടുംബവും. വീട്ടിലെ പണികളും മറ്റും ആ കുടുംബമായിരുന്നു നടത്തിക്കൊണ്ടുപോയിരുന്നത്. അക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുറച്ച് കാടുപിടിച്ച സ്ഥലങ്ങളും, കാവും ഒക്കെയായി വിജനമായ പ്രദേശങ്ങളുണ്ടായിരുന്നു. രാത്രിയില്‍ കുറുക്കന്മാരുടെ ഓരിയിടലും, പട്ടികളുടെ കുരയുമൊക്കെയായി ശബ്ദമുഖരിതമായ നാട്ടുരാത്രികള്‍. പൈലോയ്ക്ക് സുന്ദരിയായ ഒരു പെണ്‍പട്ടിയുണ്ടായിരുന്നു. അവള്‍ അതിലേയും ഇതിലേയുമൊക്കെ കറങ്ങിനടക്കുന്ന സ്വഭാവക്കാരിയായിരുന്നു. നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു അത് ഞങ്ങളുടെ കുടികിടപ്പുകാരന്‍ പൈലോയുടെ സുന്ദരിയായിരുന്നു എന്ന്. നാട്ടിലുള്ള ചെറുപ്പക്കാരായ ആണ്‍ പട്ടികള്‍ക്ക് അവളില്‍ ഒരു കണ്ണുണ്ടാവുക സ്വാഭാവികം. അതാണല്ലോ പ്രകൃതിനിയമവും. അങ്ങനെ നമ്മുടെ സുന്ദരി ഗര്‍ഭിണിയാവുകയും, കുഞ്ഞുണ്ടാകുമ്പോള്‍ ഒരെണ്ണത്തിനെ ദത്തെടുക്കാന്‍ പലരും മുന്നോട്ട് വരികയും ചെയ്തു. ആയിടയ്ക്കാണ് പൈലോയ്ക്കും കുടുംബത്തിനും ഒരു കല്യാണം കൂടാന്‍ അവരുടെ ബന്ധുവീട്ടില്‍ പോകേണ്ട ആവശ്യം വന്നത്. അവര്‍ വീട്ടില്‍ വന്ന് വിവരം പറഞ്ഞു. പിറ്റേ ദിവസം തന്നെ മടങ്ങിവരുമെന്ന് പറഞ്ഞ് യാത്രയായി. എന്നാല്‍ പിറ്റേ ദിവസം അവര്‍ വന്നില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ സുന്ദരി വല്ലാതെ കുരയ്ക്കുന്നു. നിര്‍ത്താതെയുള്ള കുര. കുര കേട്ട് ഞാനുണര്‍ന്നു. എനിക്ക് വല്ലാത്ത പേടി തോന്നി. ഒന്നുകില്‍ കള്ളന്മാര്‍, അല്ലെങ്കില്‍ പിശാചുക്കള്‍. എങ്കിലേ നായ് നിര്‍ത്താതെ കുരയ്ക്കുകയുള്ളൂ. അപ്പോഴേയ്ക്കും ചാച്ചനും എഴുന്നേറ്റു പട്ടി വല്ലാതെ കുരയ്ക്കുന്നല്ലോ, എന്തെങ്കിലും പ്രശ്‌നം കാണും. ഞാനൊന്ന് നോക്കിയിട്ട് വരാം' ടോര്‍ച്ചുമെടുത്ത് ചാച്ചന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൂടെപ്പോയി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച സുന്ദരി പ്രസവിച്ചു. പക്ഷെ രണ്ടു കുറുക്കന്മാര്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു കുറുക്കനെ ഓടിക്കുമ്പോള്‍ അടുത്ത കുറുക്കന്‍ വരും. അതിനെ ഓടിക്കുമ്പോള്‍ മറ്റേ കുറുക്കന്‍ വരും. അങ്ങനെ ആ അമ്മ വലഞ്ഞു. ഞങ്ങളെ കണ്ടതും കുറുക്കന്മാര്‍ സ്ഥലംവിട്ടു. ചാച്ചന്‍ അവിടെ കിടന്ന ഒരു കുട്ടയില്‍ നാല് പട്ടിക്കുഞ്ഞുങ്ങളേയും എടുത്തുവച്ച് സുന്ദരിയേയും വീട്ടിലേക്ക് കൊണ്ടുവന്നു. പശുത്തൊഴുത്തിലെ കച്ചിപ്പുരയില്‍ ഭദ്രമായി സൂക്ഷിച്ചു. ഒരാഴ്ചയോളമായപ്പോള്‍ പൈലോയും കുടുംബവും തിരിച്ചെത്തി. സുന്ദരിയേയും കുട്ടികളേയും അവര്‍ കൊണ്ടുപോകുകയും ചെയ്തു. അതിനുശേഷം സുന്ദരി എവിടെപ്പോയാലും തിരിച്ചുവരുമ്പോള്‍ ചാച്ചനുവേണ്ടി എന്തെങ്കിലും കൊണ്ടുവരിക പതിവായി. പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കടിച്ചുകൊണ്ടുവന്ന് ചാച്ചന്റെ കാല്‍ക്കല്‍ വയ്ക്കുക, ചിലപ്പോള്‍ ഒരുമുറി കൊപ്രാ ഇങ്ങനെ പലതും. തേങ്ങയും കൊപ്രയുമൊക്കെ ആരുടേതെന്നറിഞ്ഞാല്‍ തിരിച്ചുകൊടുക്കും. അല്ലെങ്കില്‍ ഭിക്ഷക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ കൊടുക്കും. പതിയെ പതിയെ നാട്ടുകാര്‍ക്ക് മനസിലായി സുന്ദരിയുടെ നന്ദി പ്രകടനമാണ് ഈ മോഷണമെന്ന്. അതുകൊണ്ട് അവര്‍ കണ്ടാലും സുന്ദരിയെ ഉപദ്രവിക്കുകയോ, പരാതി പറയുകയോ ഇല്ല. സുന്ദരി മരിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ താങ്ക്‌സ് ഗിവിംഗിന്റെ അവസരത്തില്‍ പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്ന സംഭവം നിങ്ങളുമായി പങ്കിടണമെന്ന് തോന്നി. ഇ-മലയാളിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വായനക്കാര്‍ക്കും എന്റെ വക ഹാപ്പി താങ്ക്‌സ് ഗിവിംഗ്. ഇനി നന്ദിയില്ലാത്ത നായ് എന്നു മാത്രം പറയരുത്. നന്ദിയെപ്പറ്റി കുറിക്കാൻ ഇതിൽക്കൂടുതൽ എന്താണുള്ളത് കോരസൺ. അസ്സലാമു അലൈക്കും ജോസ് സാഹിബ്. ഞമ്മക്ക് തോന്നുന്നത്.നായ നന്ദിയുള്ളവനായതുകൊണ്ട് ചില നായ്ക്കളെ ഇമ്മള് നന്ദിയില്ലാത്ത നായ എന്ന് പറേണത്. മനുസനു നന്ദിയില്ല പിന്നെ എന്തിനാണാബനെ നന്ദിയില്ലാത്തവൻ എന്ന് പറേണത്. ഞമ്മന്റെ മൂത്ത ബീവിയെ ഞമ്മള് ലൈൻ അടിച്ച് നിക്കാഹ്‌ കയിച്ചതാണ് ഓൾടെ ബീട് ഞമ്മടെ ഉമ്മാന്റെ ബീടിനടുത്തായിരുന്നു. അവളുടെ ബാപ്പ മജിസ്‌ട്രേറ്റ് ആയിരുന്നു പുരോഗമന വാദിയായിരുന്നു. മുസ്ലീമുകൾ നായയെ ബീട്ടില് ബളർത്താറില്ല. എന്നാൽ അബളുടെ ബീട്ടില് നായയുണ്ടായിരുന്നു. ആളുകളുടെ കണ്ണ് ബെട്ടിച്ച് ഞമ്മള് അബളുടെ ബീടിന്റെ പുറകു ബസത്ത് ചെല്ലുമ്പോൾ നായ കുറച്ച് ബരും ഞമ്മളെ കണ്ട് ങാ പുയാപ്ല ആണോ എന്ന് സോധിച്ച് മടങ്ങിപ്പോയി അബളേയും കൂട്ടി ബരും. നായക്ക് നന്ദിയുണ്ട് സ്നേഹമുണ്ട്. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല ശബരിമലയിൽ വലിയതോതിൽ ഭക്തജനപ്രവാഹം ഉണ്ടാകാനിടയില്ലെന്ന കണക്കുകൂട്ടലിലായിരിക്കാം ഒരുക്കങ്ങളും മന്ദഗതിയിലാണ് മുന്നോട്ടുപോയത്. ശക്തമായ മഴയും ഉരുൾപൊട്ടലുമെല്ലാം തയ്യാറെടുപ്പുകളെ ബാധിച്ചു. തീർഥാടകരുടെ എണ്ണത്തിലെ അവ്യക്തതകൾ കാരണം പ്രാഥമിക സൗകര്യങ്ങൾക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽപ്പോലും മെല്ലെപ്പോക്കുകാണാം. ദേവസ്വം ബോർഡും ജില്ലാഭരണകൂടവും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തങ്ങളാൽ കഴിയുന്നത് ചെയ്യുന്നുണ്ടെങ്കിലും തീർഥാടനം തുടങ്ങി കുറച്ചുദിവസം കഴിഞ്ഞാലേ പമ്പയും സന്നിധാനവും പൂർണസജ്ജമാകൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പുതിയനേതൃത്വം ചുമതലയേൽക്കുമ്പോഴാണ് ഇത്തവണ മണ്ഡലകാലം എത്തുന്നത്. ശബരിമലയുടെ ജില്ലയായ പത്തനംതിട്ടയിൽനിന്നാണ് പുതിയ ദേവസ്വംബോർഡ് അധ്യക്ഷൻ കെ. അനന്തഗോപനും ബോർഡ് അംഗം മനോജ് ചരളേലും. ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് സൃഷ്ടിക്കുന്ന പരിമിതികൾ ഇതിനു പുറമേയും. സർക്കാരിന്റെ വലിയ സാമ്പത്തികസഹായത്തിലേ ബോർഡിന് നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകൂ. മണ്ഡലകാലം തുടങ്ങുന്ന നവംബർ മധ്യംമുതൽ മകരവിളക്കുത്സവം പൂർത്തിയാകുന്ന ജനുവരി മൂന്നാം വാരംവരെ കാലാകാലങ്ങളായി ദക്ഷിണേന്ത്യയുടെ ഒരു പരിച്ഛേദമായി മാറുമായിരുന്നു തീർഥാടക ജില്ലയായ പത്തനംതിട്ടയും സമീപപ്രദേശങ്ങളും. കോവിഡ് എല്ലാം മാറ്റിമറിച്ചു. ഇതരസംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിലും ട്രെയിൻ മാർഗവുമാണ് തീർഥാടകർ എത്തുന്നത്. ട്രെയിനിൽ എത്തുന്നവർ ഭൂരിപക്ഷവും ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലിറങ്ങിയാണ് പമ്പയിലേക്ക് തുടർയാത്ര നടത്തുക. കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിൽനിന്ന് അന്തഃസംസ്ഥാന ബസ് സർവീസിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. തമിഴ്‌നാട് സർക്കാരുമായി ചർച്ച നടത്തുമെന്നാണ് ഗതാഗതമന്ത്രി പറയുന്നത്. തമിഴ്‌നാട് സർവീസ് തുടങ്ങാത്തപക്ഷം അവിടെനിന്നുള്ള ഭൂരിപക്ഷം തീർഥാടകരും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. എത്രത്തോളം ഭക്തർ എത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി. വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 231 ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനു മാത്രം 120 ബസുകൾ ഉണ്ടാകും. തീർഥാടകരെത്തുന്ന വലിയ സ്വകാര്യവാഹനങ്ങൾക്ക് നിലയ്ക്കൽവരെ മാത്രമാണ് അനുമതി. കെ.എസ്.ആർ.ടി.സി. ബസിൽ മാത്രമാണ് പമ്പയിലേക്കുള്ള യാത്ര. ശബരിമല തീർഥാടനത്തിൽ പരമ്പരാഗത കാനനപാത വഴിയുള്ള യാത്ര പ്രധാനമാണ്. ലക്ഷക്കണക്കിനു ഭക്തർ സ്ഥിരമായി ഈ മാർഗത്തിൽ മാത്രം പമ്പയിലേക്ക് എത്തുന്നവരാണ്. എരുമേലിയിൽ ദർശനം നടത്തി പേട്ടതുള്ളി, പേരൂർ തോട്, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം വഴിയാണ് പമ്പയിലെത്തുക. പുൽമേടുവഴിയും ലക്ഷങ്ങളാണ് എത്തിയിരുന്നത്. കോവിഡ് വന്നതോടെ മുൻവർഷം ഈ പാതകളിലൂടെ യാത്ര അനുവദിച്ചിരുന്നില്ല. ഇത്തവണ കാനനപാതയിലൂടെ നിയന്ത്രിതമായെങ്കിലും തീർഥാടകരെ അനുവദിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. കാനനപാത വഴി പമ്പയിലേക്ക് എത്തുന്നിടത്തെ ഞുണുങ്ങാർ താത്‌കാലിക പാലം മലവെള്ളപ്പാച്ചിലിൽ രണ്ടുദിവസംമുമ്പ് ഒലിച്ചുപോയിരുന്നു. പെയ്തുകൊണ്ടിരിക്കുന്ന അതിവർഷം അവസാനിച്ചില്ലെങ്കിൽ യാത്ര ദുഷ്കരമാവും. കയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രം ഈ മണ്ഡലമകരവിളക്ക് കാലത്തും പമ്പയിൽനിന്നുള്ള മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമായിരിക്കും. ആചാരങ്ങൾ പാലിച്ച് നീലിമല, അപ്പാച്ചിമേടു വഴിയാണ് സാധാരണ മലകയറുന്നത്. കോവിഡ് വന്ന് ഭേദമായവർക്ക് കഠിനമായ മലകയറ്റം ബുദ്ധിമുട്ടാകുമെന്നതും മാസ്‌ക് ധരിച്ച് മല ചവിട്ടുമ്പോൾ ശ്വാസതടസ്സത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സന്നിധാനത്തും പമ്പയിലും വിരിവെക്കാൻ അനുമതിയില്ല. ദർശനം കഴിഞ്ഞ് ഭക്തർ വൈകുന്നേരത്തോടെത്തന്നെ മലയിറങ്ങണം. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തും ഉണ്ടാകും. ഹോട്ടലുകളും മറ്റും കുറവായിരിക്കുന്ന പശ്ചാത്തലത്തിൽ ഭക്തർക്ക് ആശ്വാസമാകുന്നതാണ് അന്നദാനം. ഇത്തവണത്തെ നെയ്യഭിഷേകവും പരമ്പരാഗത രീതിയിലാവില്ല. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിനു പിന്നിലെ കൗണ്ടറിൽ വാങ്ങിക്കും. ശ്രീകോവിലിൽ അഭിഷേകം നടത്തി പ്രസാദം മാളികപ്പുറത്തെ കൗണ്ടറിൽനിന്ന് ലഭിക്കും. അപ്പം, അരവണ, പുഷ്പാഭിഷേകമുൾപ്പെടെയുള്ള മറ്റു വഴിപാടുകൾ എല്ലാം പഴയതുപോലെത്തന്നെ. കനത്തമഴയിൽ പമ്പയിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ പമ്പാസ്നാനത്തിന് താത്‌കാലിക വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്. മഴ മാറുന്ന സാഹചര്യത്തിൽ അതിനു മാറ്റമുണ്ടായേക്കും. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. കേരള കമ്പനികളുടെ ഓഹരി വിലയിലും മുന്നേറ്റം സന്താനം നായകനായെത്തുന്ന സെർവർ സുന്ദരം ചിത്രത്തിന്റെ ടീസർ പുറത്ത്. വൈഭവിയാണ് ചിത്രത്തിലെ നായിക. നർമത്തിനും പ്രണയത്തിനുമാണ് ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വൈഭവി ആദ്യ തമിഴ് ചിത്രമാണിത്. ആന്ദ് ബാൽക്കിയാണ് സംവിധായകൻ. യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ് മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1004ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്. പുരുഷ അംഗങ്ങളെക്കാൾ കൂടുതൽ വനിതാ അംഗങ്ങളുള്ള യൂണിറ്റാണ് മലമക്കാവ്. 4 പിലാക്കാട്ടിരി 36 75 111 11 തിരുമിറ്റക്കോട് 12 25 37 ഒക്ടോബർ 16ന് ബാലചന്ദ്രൻ ചെയർമാനായും പി.വി സേതുമാധവൻ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സേതുമാധവൻ പി.വി കൺവീനർ, സി.വി മേഖലാതല ഉദ്ഘാടനം വിവിധധ കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു. ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ കാർട്ടൂണിസ്റ്റ് യേശുദാസൻ വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു. ഡോ സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്‌സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ്‌ .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ പി. ബാലൻ (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത് കൺവീനർ പി. രാധാകൃഷ്ണൻ നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ പി.കെ. ജയ (പ്രസിഡന്റ്, തൃത്താല ഗ്രാമപ്പഞ്ചായത്ത് കൺവീനർ എം.കെ. കൃഷ്ണൻ യു.പി. ഹൈസ്ക്കൂൾ വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 29ന് നടന്നു. 55 രക്ഷിതാക്കളും മൂന്നു പരിഷത്ത് പ്രവർത്തരും പങ്കെടുത്തു. പി. നാരായണനാണ് ക്ലാസ് എടുത്തത്. നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത് കൺവീനർ മോഹനൻ മാഷ് (HMALPS പെരിങ്ങോട്) നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ ശ്രീമതി സന്ധ്യ (പ്രസിഡന്റ് ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് കൺവീനർ ശ്രീമതി എൻ. വിജയകുമാരി നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ ശ്രീ അലി അസ്ഗർ (HM GHSS ആനക്കര കൺവീനർ സാബു സി.എസ്. നവംബർ 9ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർപേഴ്സൺ സുഹറ ടി പ്രസിഡന്റ്, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത്) കൺവീനർ രവികുമാർ ടി ആർ യൂണിറ്റ് പ്രവർത്തകർ പ്ലക്കാർഡ് പിടിച്ചുകൊണ്ട് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജാഥ നടത്തി. ജാഥക്കു ശേഷം പി.കെ. നാരായണൻ കർഷക പ്രശ്നങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. പിന്നീട് ലഘുലേഖ പ്രചരണവും നടത്തുകയുണ്ടായി. രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്. 2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്. 2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്. 50ൽ അധികം പേർ പങ്കെടുത്തു ഒക്ടോബർ 26 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്. യാന്ത്രികമായി അംഗത്വം സൃഷ്ടിക്കുന്നതിൽ നിന്നും വിക്കി സം‌രക്ഷിക്കുന്നതിന്റെ ഭാഗമായി, ദയവായി താഴെ കൊടുത്തിരിക്കുന്ന ചെയ്ത് അതിന്റെ ഉത്തരം താഴെയുള്ള പെട്ടിയിൽ ടൈപ്പു ചെയ്യുക (കൂടുതൽ വിവരങ്ങൾ): രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണന്‍; വെളിപ്പെടുത്തലുകളുമായി രാജസ്ഥാനിലെ ക്ഷേത്ര പൂജാരി Daily Indian Herald രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണന്‍; വെളിപ്പെടുത്തലുകളുമായി രാജസ്ഥാനിലെ ക്ഷേത്ര പൂജാരി ജയ്പൂര്‍: രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണനെന്ന് രാജസ്ഥാനിലെ ക്ഷേത്ര പൂജാരി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരി ദിനനാഥ് കൗള്‍ ആണ് രാഹുല്‍ ഗദാന്ധിയുടെയും കുടുംബത്തിന്റെയും ഗോത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ദിനനാഥ് കൗള്‍ പറഞ്ഞതനുസരിച്ച് രാഹുല്‍ ഗാന്ധി കാശ്മീരി ബ്രാഹ്മണനാണ്, രാഹുലിന്റെ ഗോത്രം ദത്താത്രേയയുമാണ്. രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി ദിനനാഥ് കൗളിന്റെ കാര്‍മികത്വത്തിലാണ് പൂജാകര്‍മങ്ങള്‍ അന്ന് നടത്തിയിരുന്നത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോള്‍ അദ്ദേഹം തന്റെ ഗോത്രം ദത്താത്രേയ ആണെന്നും താന്‍ കാശ്മീരി ബ്രാഹ്മണനാണെന്ന് പറഞ്ഞതായും ദിനനാഥ് കൗള്‍ മാധ്യമങ്ങളോട് പറഞ്ഞു. മോത്തിലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, സോണിയ ഗാന്ധി, മേനക ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ദിനനാഥ് കൗള്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി ഹിമാലയം സന്ദര്‍ശിച്ചതും വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇതെന്ന് ബിജെപി ആരോപിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് മോദിക്ക് നിതീഷ്കുമാറിന്‍റെ ക്ഷണം.ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും ഇന്ദിരയെ അനുസ്മരിപ്പിക്കുന്ന ചടുലമായ നടപടിയുമായി രാഹുൽ മോദിക്കെതിരെ ജാതീയ അധിക്ഷേപം; മണിശങ്കര്‍ അയ്യരെ പുറത്താക്കി. മഹാരാഷ്ട്രയിൽ വെട്ടിന് മറുവെട്ട്… എൻസിപിക്ക് രാഷ്ട്രപതി പദവി വരെ വാഗ്ദാനം പിടിവിട്ട് ശിവസേന കേരളം പിടിച്ചെടുക്കാൻ അമിത് ഷാ കേരളത്തിൽ പദയാത്ര നടത്തുന്നു..ലക്‌ഷ്യം ക്രിസ്ത്യാനികളും ന്യുനപക്ഷവും കർഷകരും ശബരിമല: കൈവിട്ട് കേന്ദ്രം, ഇടപെടാനാകില്ലെന്ന് രാജ്‌നാഥ് സിംഗ് അമേഠിയില്‍ കര്‍ഷകര്‍ രാഹുലിനെതിരെ: തട്ടിയെടുത്ത ഭൂമി തിരികെ നല്‍കണം പ്രകടന പത്രിക വെറും വാക്കല്ലെന്ന് തെളിയിച്ച് രാഹുല്‍: സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവുമായി രാജസ്ഥാന്‍ 2019ല്‍ പദ്ധതികളുമായി രാഹുല്‍ കളത്തില്‍: ലക്ഷ്യം വെക്കുന്നത് 200 സീറ്റുകള്‍ രോഗമുക്തർ വർധിച്ച് സംസ്ഥാനത്ത് കോവിഡ് രോഗികൾ കുറയുന്നു: ഇന്ന് 3382 പേർക്ക് കോവിഡ് 5779 രോഗമുക്തർ ‘ഹൈ റിസ്ക് രാജ്യത്തു നിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ; സംസ്ഥാനത്ത് ഒമിക്രോൺ ഇല്ല’ – ആരോഗ്യമന്ത്രി വീണാ ജോർജ് പിങ്ക് പൊലീസിന്റെ നടപടി ‘കാക്കിയുടെ അഹങ്കാരം’; ‘പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവർ സ്ത്രീയാണോ’? ഉദ്യോഗസ്ഥയുടെ നടപടി നീതീകരിക്കാനാവില്ല: രൂക്ഷ വിമർശനവുമായി ഹൈക്കോടതി ബിനോയ് വിശ്വം, എളമരം കരിം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. ഒമിക്രോണ്‍: ജാഗ്രത ശക്തമാക്കി കേരള സര്‍ക്കാര്‍; കര്‍ശന പ്രോട്ടോക്കോള്‍ തുടരാസംസ്ഥാനന്‍ തീരുമാനം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു.കോൺഗ്രസ് അടുത്ത പൊട്ടിത്തെറിയിലേക്ക്!! ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ‘ബട്ടര്‍ഫ്ളൈ ഡയമണ്ട് ഫെസ്റ്റ് ഡിസംബര്‍ 1 മുതല്‍ 31 വരെ. തിരുവനന്തപുരത്ത് കനത്ത മഴ! കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തും. മഴ കഴിഞ്ഞാലുടന്‍ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങും- മന്ത്രി മുഹമ്മദ് റിയാസ്. സംഘപരിവാർ ആക്രമണം ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബാന ഒഴിവാക്കണം.ബി ജെ പി ഭരിക്കുന്ന കർണാടകയിൽ വിചിത്ര നിർദേശവുമായി പോലീസ് ! ആ കണ്ണുകൾ ഇനിയും വെളിച്ചം പകരും! രണ്ടല്ല, നാല് പേരിലൂടെ പുനീതിന്റെ കണ്ണുകൾ കാഴ്ച്ചയേകുന്നത് 4 രോഗികൾക്ക് ആ കണ്ണുകൾ ഇനിയും വെളിച്ചം പകരും! രണ്ടല്ല, നാല് പേരിലൂടെ പുനീതിന്റെ കണ്ണുകൾ കാഴ്ച്ചയേകുന്നത് 4 രോഗികൾക്ക് ആ കണ്ണുകൾ ഇനിയും വെളിച്ചം പകരും! രണ്ടല്ല, നാല് പേരിലൂടെ പുനീതിന്റെ കണ്ണുകൾ കാഴ്ച്ചയേകുന്നത് 4 രോഗികൾക്ക് വളരെയധികം വിഷമത്തോടെയും നടുക്കത്തോടെയുമാണ് ബോളിവുഡും മലയാളികളും ഒന്നാകെ പുനീത് രാജ് കുമാറിൻറെ വിയോഗവാർത്ത ഏറ്റെടുത്തത്. താരത്തിന്റെ വിയോഗ വേദനയിൽ നിന്ന് ഇപ്പോഴും ബോളുവുഡ് ലോകം പൂർണമായും മുക്തമായിട്ടില്ല. ഇതിനിടയിൽ താരത്തിന്റെ വേർപാട് കേട്ട് ചില ആരാധകർ കുഴഞ്ഞു വീണ് മരിക്കുന്ന സാഹചര്യം പോലും പുറത്തുവന്നിരുന്നു. ജീവിച്ചിരുന്നപ്പോൾ താരം ചെയ്തിരുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ മരണശേഷവും തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളിൽ പുനീത് മുൻനിരയിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. മരണശേഷം പുനിത്തിന്റെ കണ്ണുകൾ ദാനം ചെയ്യുന്ന വാർത്ത മുമ്പേതന്നെ പുറത്തുവന്നിരുന്നു. 4പേർക്ക് ആണ് അദ്ദേഹത്തിന്റെ കണ്ണുകൾ വെളിച്ചം നൽകുക. പ്രിയ താരത്തിന്റെ രണ്ടു കോർണിയയുടെ വിവിധ പാളികൾ ആണ് കാഴ്ച തകരാർ സംഭവിച്ച നാല് രോഗികൾക്ക് നല്കിയത്. നാരായണ നേത്രാലയ ആശുപത്രിയിലെ കോർണിയ ആൻഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോക്ടർ ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. ഒക്ടോബർ 29നായിരുന്നു 46കാരനായ പുനിതിന്റെ വിയോഗം. വീട്ടിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ്ക്കുക ആയിരുന്നു അദ്ദേഹത്തെ. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ അദ്ദേഹം മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. പുനിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് മരണത്തിനു മുൻപേ തന്നെ അദ്ദേഹം പറഞ്ഞിരുന്നത് അനുസരിച്ചാണ് കുടുംബാംഗങ്ങൾ അതിനു തയ്യാറായത്. കന്നട സിനിമയിലെ ഇതിഹാസ നടനായ രാജ്കുമാറിന്റെ മകനായ പുനീത് അച്ഛന്റെ പേരിൽ അറിയപ്പെടാതെ തന്റെ സ്വന്തം കഴിവിൽ തിളങ്ങാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇത് ഒരു സ്‌പൂൺ മതി ഒറ്റ ദിവസം കൊണ്ട് കുരിടിപ്പ് മാറാൻ 😳 മുളക് കുലകുലയായ് പിടിക്കാൻ എളുപ്പ വിദ്യ😳👌 കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ! 😱 പിറ്റേ ദിവസം നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതം 😳😱 മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. പെയ്യാനുറച്ച് ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച. തീരം തൊട്ട നേരം മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം. പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്. ഒരു വറ്റ് കരുതിയേക്കാം നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ. എമെർജൻസി എക്സിറ്റ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ പഴക്കാലം കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച. മഴയത്ത് വലയെറിഞ്ഞ് എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ. മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം. പറന്നെത്തി കൊവിഡ് നിയന്ത്രണൾക്ക് ഇളവുകൾക്ക് നൽകിയതിനെത്തുടർന്ന് നിരവധി സന്ദർശകരുണ്ടായിരുന്ന എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ ബോട്ട് ജെട്ടിയിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർ. ജീവിതവലയം എറണാകുളം ചെല്ലാനം കണ്ടക്കടവിലെ ഒഴിഞ്ഞ മീൻക്കെട്ടിൽ ചെറുവള്ളത്തിൽ വലവീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി. വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളത്തിൽ തുഴഞ്ഞ് നീങ്ങുന്ന മത്സ്യതൊഴിലാളി. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക, ബോംബെറിഞ്ഞ് വെട്ടിക്കൊന്നത് 'ലേ കണ്ണനെ വിറങ്ങലിച്ച് നഗരം alappuzha news| goonda attack| gangster| murder case ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക, ബോംബെറിഞ്ഞ് വെട്ടിക്കൊന്നത് 'ലേ കണ്ണനെ വിറങ്ങലിച്ച് നഗരം സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട ലേ കണ്ണന്‍ എന്ന അരുണ്‍കുമാര്‍ ആലപ്പുഴ: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു നേതാവിനെ ബോബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തി. തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനുസമീപം കിളിയന്‍പറമ്പില്‍ ലേ കണ്ണന്‍ എന്നുവിളിക്കുന്ന അരുണ്‍കുമാറാ (29)ണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ചരാത്രി എട്ടുമണിയോടെയാണ് സംഭവം. വൈകുന്നേരം ചാത്തനാട് സ്വദേശി രാഹുല്‍ രാധാകൃഷ്ണനെ വീട്ടില്‍ക്കയറി ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണത്തിലാണു കണ്ണന്‍ കൊല്ലപ്പെട്ടത്. കണ്ണനും രാഹുലും ഒരേസംഘത്തിലായിരുന്നു. അടുത്തിടെയാണു ശത്രുതയിലായത്. മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തിയ കേസിലും പോലിസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ഇരുവരും അടുത്തിടെയാണു പുറത്തിറങ്ങിയത്. മൂന്നുവര്‍ഷം മുന്‍പു കണ്ണനെതിരേ സാക്ഷിപറഞ്ഞവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷിച്ചുചെന്നപ്പോഴാണ് പോലിസിനു നേരെ ആക്രമണമുണ്ടായത്. അന്നു വീടിനുസമീപത്ത് ഒളിച്ചിരുന്ന ഇവരെ പിടികൂടാന്‍ ചെന്നപ്പോഴാണ് രണ്ടുപോലിസുകാരെ മഴുവിനു വെട്ടി പരിക്കേല്‍പ്പിച്ചത്. ദേഹത്തു വെള്ളം തെറിപ്പിച്ചതു ചോദ്യംചെയ്ത ഒരുവയോധികനെ അടുത്തിടെ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയതായും കേസുണ്ട്. ആലപ്പുഴ: ഗുണ്ടാനേതാവ് അരുണ്‍കുമാറി(ലേ കണ്ണന്‍)നെ കൊലപ്പെടുത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബോംബെറിഞ്ഞു വെട്ടിക്കൊലപ്പെടുത്തല്‍ ആലപ്പുഴയില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം ശക്തമാണെന്നതിന് ഉദാഹരമാണ് ഈ കൊലപാതകം. കഞ്ചാവും മയക്കുമരുന്നും ചെറിയരീതിയില്‍ വില്‍പ്പന നടത്തി പണമുണ്ടാക്കിയാണിവര്‍ കഴിഞ്ഞിരുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ കായികമായി നേരിടാനായാണ് ഇവര്‍ ഗുണ്ടാസംഘങ്ങളായി മാറുന്നതെന്നു നഗരവാസികള്‍ പറയുന്നു. കൊല്ലപ്പെട്ട കണ്ണന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. മയക്കുമരുന്നു വില്‍പ്പന നടത്തിയ കേസില്‍ പലപ്പോഴും ഇയാള്‍ പിടിയിലായിട്ടുണ്ട്. അടുത്തിടെ വെള്ളംതെറിപ്പിച്ചതു ചോദ്യംചെയ്ത വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കണ്ണനെ കാപ്പ നിയമപ്രകാരം പോലിസ് അറസ്റ്റുചെയ്തതാണ്. ജയിലില്‍നിന്നുപുറത്തുവന്നാലുടന്‍ ഇവര്‍ വീണ്ടും പഴയപണിയിലേക്കു തിരിച്ചുപോകുകയാണെന്നാണ് പോലീസ് പറയുന്നത്. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകുന്നതും ഇവര്‍ക്ക് രക്ഷയാകുന്നുണ്ട്. വലിയ ചുടുകാട് കേന്ദ്രീകരിച്ചാണ് കണ്ണനും കൂട്ടാളികളും പ്രവര്‍ത്തിച്ചിരുന്നത്. കൊലപാതകത്തില്‍ പോലീസ് തിരയുന്ന രാഹുല്‍ കണ്ണന്റെ അടുത്ത അനുയായിയായിരുന്നു. അടുത്തകാലത്താണ് ഇവര്‍ പിണങ്ങിപ്പിരിഞ്ഞത്. ഇതിനെത്തുടര്‍ന്നു പലവട്ടം വഴക്കുണ്ടായി. വ്യാഴാഴ്ച വൈകീട്ട് രാഹുലിന്റെ വീടുകയറി നടത്തിയ ആക്രണമാണ് പ്രത്യാക്രമണത്തിലേക്ക് നീങ്ങാനിടയാക്കിയത്.ഗുണ്ടകളെ രക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉന്നതരായപലരും ഇടപെടുന്നത് ഇവര്‍ക്ക് സംരക്ഷണമാകുന്നുണ്ടെന്നും നഗരവാസികള്‍ ആരോപിക്കുന്നു. ആലപ്പുഴയിലെ ഗുണ്ടാസംഘങ്ങളില്‍പ്പെട്ടവര്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്നതും വാഹനങ്ങളില്‍നിന്ന് പെട്രോള്‍ ഊറ്റിക്കൊണ്ടുപോകുന്നതും പതിവാണ്. തെറ്റായദിശയില്‍ വാഹനമോടിക്കുന്നതു ചോദ്യംചെയ്താല്‍പ്പോലും ഇടികിട്ടുന്നയിടമായി നഗരം മാറിയിരിക്കുകയാണ്. അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ ജീവനൊടുക്കി; വിവരമറിഞ്ഞെത്തിയ സഹോദരിയും അതേസ്ഥലത്ത് തൂങ്ങിമരിച്ചു ബെംഗളൂരു: അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ തൂങ്ങിമരിച്ചു. വിവരമറിഞ്ഞെത്തിയ സഹോദരിയും ബൈക്കിന്റെ കാര്‍ബറേറ്റര്‍ നല്‍കിയതില്‍ തര്‍ക്കം, യുവാവിനെ അച്ഛന്റെ മുന്നിലിട്ട് മര്‍ദിച്ച് കൊന്നു ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ വയനാട്ടില്‍ 45-കാരനെ കെട്ടിയിട്ട് മര്‍ദിച്ച് കൊന്നു; രണ്ടാംഭാര്യയുടെ മാതാവ് ഉള്‍പ്പെടെ അറസ്റ്റില്‍ അമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും മരണം: ഒരാൾ അറസ്റ്റിൽ അച്ഛന്‍ ശാസിച്ചതിന് 16-കാരന്‍ ജീവനൊടുക്കി; വിവരമറിഞ്ഞെത്തിയ സഹോദരിയും അതേസ്ഥലത്ത് തൂങ്ങിമരിച്ചു കാസര്‍കോട്ട് തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 128 കിലോ ഹോം നഴ്‌സ് ചമഞ്ഞെത്തി മോഷണം, ഏഴുപവന്‍ സ്വര്‍ണവും മൊബൈലും കവര്‍ന്നു വ്യായാമത്തിനല്ല, രാവിലെ പോകുന്നത് മാല പൊട്ടിക്കാന്‍, വില്‍ക്കുന്നത് ഭാര്യ; ദമ്പതിമാര്‍ പിടിയില്‍ ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ആടിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്കും മര്‍ദനം; പ്രതി പിടിയില്‍ ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം. ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ. ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം. പ്രിയ വായനക്കാരെ, നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ സേവ് കേരള എന്ന ഇ പ്രചരണം തുടങ്ങുകയാണ് "പത്തു കല്പനകള്‍ ദൈവജനത്തിനു ദൈവം നേരിട്ട് പറഞ്ഞു കൊടുത്ത കല്‍പനകളാണിവ. ദൈവത്തിനു പറ്റിയ തെറ്റ് തിരുത്തുന്ന സഭ " നമ്മുടെ ബൂലോകം ഒന്നാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറെ ജനപ്രീതി ഈ ബ്ലോഗ്‌ പോര്‍ട്ടലിന ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ? വായനക്കാരെ എല്ലാവരേയും ക്ഷമയുടെ മുള്‍മുനയില്‍ കുറേയധികം സമയം നിറുത്തേണ്ടി വന്നത് സിയാബിന്റെ ഭാഗം കേള്‍ക്കാന്‍ ഒരു അവസരം എല്ലാവര്‍ക്കും ഉണ്ടാ ചില സംശയങ്ങള്‍ "സിയാബ്‌ എന്ന ബ്ലോഗര്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാ ഇവരൊക്കെ എവിടെ ഇവർക്കൊക്കെ എന്തുപറ്റി ? പ ല കാലഘട്ടങ്ങളിലായി ഒരുപാട് നല്ല എഴുത്തുകാർ ബൂലോകത്ത് നിറഞ്ഞ് നിന്നിട്ടുണ്ട്. ഒരു സമയത്ത് കുറേപ്പേർ വരുന്നു. വാശിയോടെന്ന പോലെ പോസ്റ്റുക തെന്നിന്ത്യൻ ലോകത്ത് ഏറെ സജീവമായ താര സുന്ദരിയാണ് ആൻഡ്രിയ. തമിഴിലും മലയാളത്തിലും കന്നടയിലും മികച്ച വേഷങ്ങൾ ചെയ്യുന്ന താരത്തിന് ആരാധകർ നിരവധിയാണ്. മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. തമിഴിൽ ഒട്ടുമിക്ക താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ആഗ്രഹിക്കും ലഭിച്ചു ഒരു നടി എന്നതിനപ്പുറം താരം ഒരു ഗായിക കൂടിയാണ്. താരത്തിന് നിലപാടുകളും മറ്റുള്ള കാഴ്ചപ്പാടുകളും എപ്പോഴും തുറന്നുപറയാൻ താരം ശ്രമിക്കാറുണ്ട്. അതീവ ഗ്ലാമറസായി അഭിനയിക്കാൻ ഒരു മടിയുമില്ലാത്ത നായികമാരിൽ ഒരാൾ കൂടിയാണ് ആൻഡ്രിയ മലയാളത്തിൽ മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പും വരെ താരം അഭിനയിച്ചുകഴിഞ്ഞു ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിനെ കുറിച്ചുള്ള ചില വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് പിസാസ് ടു എന്ന ചിത്രത്തിൽ താരം വി വസ്ത്രയായി അഭിനയിക്കാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു സിനിമയുടെ കഥ അതിനു വേണ്ടി നിർബന്ധിക്കുന്നു എങ്കിൽ തീർച്ചയായും അങ്ങനെ അഭിനയിക്കാൻ ഞാൻ തയ്യാറാണ് എന്നാണ് ആൻഡ്രിയ തുറന്നു പറയുന്നത്. ഈ ചിത്രത്തിനായി താരം റെക്കോർഡ് പ്രതിഫലമാണ് ആവശ്യപ്പെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിഷ്കിൻ ചിത്രമാണ് പിസാസ് 2. പിസാസ് എന്ന ആദ്യ ചിത്രം തമിഴ്നാട്ടിൽ ഏറെ സൂപ്പർഹിറ്റായിരുന്നു എന്തായാലും ആന്റിയുടെ ആരാധകരെല്ലാം കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. താര സുന്ദരികളുടെ ഡാൻസ് പൊളിച്ചു അടക്കി November 16, 2021 പയ്യോളി ചിക്കൻ ഫ്രൈ തയ്യാറാക്കാം… November 9, 2021 ആ പ്രണയം വേണ്ടാ എന്നു വെച്ചത് ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രം ആയിരുന്നു എന്നു നടി ഗ്രെസ് ആന്റണി…. November 9, 2021 അച്ഛന്റെ മകൾ ആയി അറിയപ്പെടാൻ ആണ് എനിക്ക് എന്നും ഇഷ്ടം മനസ്സ് തുറന്നു സാധികാ വേണുഗോപാൽ…. November 9, 2021 ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടനയായ അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്…. November 9, 2021 കൂൺ മസാല ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും ഇഷ്ടമാകും November 9, 2021 വ്യത്യസ്ത രുചിയിൽ എഗ്ഗ് മോളി തയ്യാറാക്കാം… November 9, 2021 പ്രകൃതി സ്നേഹികൾക്ക് പ്രകൃതിയോട് ഒത്തിണങ്ങി അൽപസമയം ചെലവഴിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ജാനകിക്കാടിലേക്ക് ഒരു യാത്ര ആകാം… November 8, 2021 കെ പി എസി ലളിത അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആശുപത്രിയിലെ വിവരം ഇങ്ങനെ November 8, 2021 കോഴിക്കോടിൻറെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴ കാണാം…. November 8, 2021 ziemia okrzemkowa diatomit on മഹാലക്ഷ്മിയുടെ പിറന്നാൾ ചെന്നൈയിൽ ആഘോഷിക്കാൻ ദിലീപ് തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ!! ഒരു_Adults_Only_സിനിമാനുഭവം” അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത് – Intensive Promoter ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും ഫോട്ടോസ് കാണാം അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ കിടുലന്‍ ലൂക്കിൽ ചിത്രങ്ങള്‍ കാണാം അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം ഈ ഒരു നോട്ടം കണ്ടാൽ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല കിടിലൻ ചിത്രങ്ങള്‍ കാണാം വിമർശകർക്ക് പ്രവേശനം ഇല്ല പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ചിത്രങ്ങള്‍ കാണാം വെണ്ണക്കൽ ശില്പം പോലെ നടിയും മോഡലുമായ വൈറൽ ചിത്രങ്ങൾ കാണാം സോഷ്യൽ മീഡിയ തിരയുന്ന ഈ മോഡൽ സുന്ദരി ആരാണ് ചിത്രങ്ങൾ ഒന്ന് കണ്ട് നോക്കു ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും നേടി ഫോട്ടോസ് കാണാം ഇൻസ്റ്റാഗ്രാമിൽ തിളങ്ങി നിൽക്കുന്ന ഈ സുന്ദരി ആരെന്ന് കിടുലന്‍ ചിത്രങ്ങള്‍ കാണാം എന്താ മൊഞ്ച് വീണ്ടും വൈറലായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം Home Lifestyle ഒരു_Adults_Only_സിനിമാനുഭവം” അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത് ഒരു_Adults_Only_സിനിമാനുഭവം” അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത് അടുത്തിടെ പറവ സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു അനുഭവം ഞങ്ങള്‍ക്കും ഉണ്ടല്ലോന്ന് ഓര്‍മ്മ വന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഞാന്‍ പഠിക്കുന്ന സമയം എന്തിനോ നാട്ടില്‍ വന്നതായിരുന്നു. അന്നൊക്കെ കൂടുതലും ഞാന്‍ മട്ടാഞ്ചേരിയിലെ തറവാട്ടിലായിരിക്കും താമസിക്കുക, പ്രധാന കാരണം ഗ്രാന്‍ഡ്‌മയുടെ ഫുഡ് തന്നെ. മറ്റൊരു പ്രധാന കാരണം എന്‍റെ ബാല്യകാല സുഹൃത്താണ്, ഇതിലെ കഥാനായകന്‍. അവനെ തല്‍ക്കാലം നമുക്ക് ആഷു എന്ന് വിളിക്കാം. ഞാനും, ആഷുവും ഒരു കല്യാണത്തിന് പോകുന്നെന്നും പറഞ്ഞ് രാവിലെ തന്നെ തെണ്ടാനിറങ്ങിയതായിരുന്നു. ചുമ്മാ റോഡില്‍ കഥയും പറഞ്ഞിരിക്കെയാണ്, ആ ഭാഗത്തുള്ള കുറച്ച് പിള്ളേരുടെ സംഘം, വാലിന് തീപിടിച്ച പോലെ കിടന്ന് ഓടുന്നത് കണ്ടത്. ആഷുവിന്‍റെ അനിയന്‍റെ ഫ്രണ്ട്സായിരുന്നത് കൊണ്ട് ഉടനെ അവന്‍ കേറി ഇടപെട്ടു. “ഡാ… നിനക്കൊക്കെ എന്തോ കള്ളലക്ഷണം ഉണ്ടല്ലോ….” അവന്‍ കയ്യിലുള്ള എന്തോ മറച്ചുപിടിച്ച് പറഞ്ഞു. ആ ചോദ്യം കേട്ടപ്പോ അവനൊന്ന് വിയര്‍ത്തു, ഒപ്പം കൂടെയുള്ളതുങ്ങളുടെ മുഖവും മാറി. പതുക്കെ കയ്യിലെ കവര്‍ കാട്ടിക്കൊണ്ട് അവന്‍ പറഞ്ഞു. “ഗെയിമിന്‍റെ സീഡിയാണ് ഇക്കാ…. കളിക്കാന്‍ പോണേണ്……” ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി, എവിടെന്നോ കിട്ടിയ ബ്ലൂഫിലിം സീഡിയും കൊണ്ട് കാണാന്‍ പോവാണ്. ഞായറാഴ്ചയല്ലേ, വീട്ടുകാര് മൊത്തം കല്യാണത്തിന് പോകുവല്ലോ. “ബാപ്പമാര് ഒളിച്ചും പാത്തും അജന്തേല് A പടം കാണാന്‍ പോകുമ്പോ, മക്കള് അവരില്ലാത്ത നേരം വീട്ടില് A പടം ഇട്ട് കാണുന്ന്…..” കൊച്ചിക്കാരുടെ ഒരു പ്രധാന നിര്‍വൃതി കേന്ദ്രമായിരുന്നു അജന്ത തിയേറ്റര്‍. ഒരുകാലത്ത് കൊച്ചിയില്‍ ഏറ്റവും ലാഭമുണ്ടാക്കിയിരുന്ന ഈ തിയേറ്ററിന്, ഒരുപാട് നഷ്ടസ്വപ്നങ്ങളുടെയും, കടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. പെട്ടെന്നാണ് എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ അവന്‍ ചോദിച്ചത്. “നമ്മള് കൊച്ചിക്കാരായിട്ട് ഇതുവരെ അജന്ത കണ്ടിട്ടില്ലാന്ന് പറയുന്നത് മോശല്ലേ…..” സത്യത്തില്‍ അതേ കാര്യം തന്നെയാണ് അപ്പോള്‍ എനിക്കും തോന്നിയത്. ഇന്നേവരെ അജന്ത തിയേറ്ററ്, പുറത്തുനിന്ന് പോലും ഞാന്‍ കണ്ടിട്ടില്ല. “ശരിയാണല്ലോ. ആലുവയില്‍ നിന്നുള്ള ഒരുത്തനുണ്ട് കോളേജില്‍. അവന്‍ വരെ പറഞ്ഞിട്ടുണ്ട്, പണ്ടെങ്ങാണ്ടോ കല്യാണത്തിന് വന്നപ്പോ അജന്തയില്‍ പോയി സിനിമ കണ്ട കഥ. ബിഗ്‌ ബീ’ല് ഡയലോഗ് വന്നതോടെ സ്ഥലം ഇപ്പൊ ശരിക്കും ഫേമസ് ആണല്ലോ.” “ബിലാലിക്ക പറഞ്ഞ പോലെ, അജന്തേല് ആദിപാപം കണ്ടിട്ടുള്ളവരായിരിക്കും ദേ, നമ്മുടെ മുന്നീക്കൂടെ പോണ ഈ ഭൂരിഭാഗം പേരും.” കുറച്ചുനേരം റോഡിലേക്കും നോക്കിനിന്ന ആഷു, വേഗം, അടുത്ത് കണ്ട കോയിന്‍ ബൂത്തീന്ന് ആരെയോ വിളിച്ച് സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടെ പതുക്കെ പര്‍സ് തുറന്ന് കാശൊക്കെ എണ്ണുന്നുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍, എന്തോ നേടിയ പോലെ എന്‍റടുത്തേക്ക് വന്നിട്ട് പറഞ്ഞു. “പന്ത്രണ്ട് മണിക്കാണ് ഷോ, പതിനൊന്നേ മുക്കാലിന് ടിക്കെറ്റ് കൊടുത്ത് തുടങ്ങും…. ഇപ്പൊ പോയാ നമ്മള്‍ സമയത്ത് അവിടെത്തും.” അവന്‍ ഭയങ്കര സന്തോഷത്തിലാണ്, എനിക്കാണെങ്കില്‍ പെട്ടെന്ന് ഒന്നും കത്തിയില്ല. “അവിടിപ്പോ ഏത് സിനിയാണ് കളിക്കുന്നതെന്ന് നിനക്കറിയോ?” “പിന്നെ എന്ത് തേങ്ങ കാണാനാടാ അങ്ങോട്ട്‌ പോകുന്നത്?” അവന്‍ ഒരു സെക്കന്‍റ് ആലോചിച്ചിട്ട് പറഞ്ഞു. “എടാ… നമ്മള്‍ സിനിമ കാണാന്‍ വേണ്ടിയല്ല പോകുന്നത്. അത് നീ ആദ്യം മനസ്സിലാക്കണം. നമ്മുടെ കായിക്കാടെ ബിരിയാണി, ശാന്തിലാലിന്‍റെ ഘാട്ടിയ, കൃഷ്ണകേഫിലെ മസാലദോശ, വിളക്ക് കത്തിക്കാത്ത അമ്പലത്തിലെ മോര്, ഇതൊക്കെ പോലെ നമ്മള് കൊച്ചിക്കാരുടെ മാത്രമായിട്ടുള്ള ഒരു നൊസ്റ്റാള്‍ജിക്ക് അനുഭവോണ് ഈ അജന്തേലെ A പടം കാണല്‍. അതനുഭവിക്കാത്ത നമ്മളൊക്കെ എന്ത് കൊച്ചിക്കാരന്‍ ആണെടാ…” പറഞ്ഞത് കേട്ടപ്പോ ഏതാണ്ടൊക്കെ എനിക്കും ശരിയായിട്ടു തോന്നി. പക്ഷെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍, ആ പരിസരത്തുള്ള ഭൂരിഭാഗം അലവലാതികളും അവിടെ കാണും. ഐ മീന്‍, ഒരു പണീം ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന അറകകള്‍ മൊത്തം. നമ്മടെ ക്ലീന്‍ ഇമേജിന് കോട്ടം തട്ടുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യമുണ്ടെങ്കില്‍ പോലും, ലവന്മാര്‍ വളരെ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്ത് നടത്തിത്തരുകയും ചെയ്യും. “അവരോടക്കെ പോവാന്‍ പറടാ. ഇതൊക്കെ പേടിക്കാന്‍ നമ്മളിപ്പോ പിള്ളേരല്ലല്ലോ. പ്രായം പത്ത് പതിനെട്ടായില്ലേ….” അത് കേട്ടപ്പോ എനിക്കും നല്ലോണം ബൂസ്റ്റ്‌ ആയി. ഉടനെ അതിലൂടെ പോയ ഒരു ഓട്ടോ ഞാന്‍ കൈകാണിച്ച് നിര്‍ത്തി, ഞങ്ങള്‍ രണ്ടാളും അതിലേക്ക് കയറി. ഓട്ടോക്കാരന്‍റെ ആ ചോദ്യത്തിന്, ഞാന്‍ അഭിമാനത്തോടെ മറുപടി പറഞ്ഞു. ഒരുനിമിഷം അയാള്‍ ഞങ്ങളെ, മിററിലൂടെ ഒന്ന് നോക്കി. വണ്ടിയെടുത്ത് അല്പദൂരമായപ്പോള്‍, അവന്‍, പതുക്കെ എന്‍റെ ചെവിയില്‍ പറഞ്ഞു. “ഡാ… അങ്ങന അജന്താന്ന് പറയണ്ട, പാണ്ടിക്കുടി എന്ന് പറഞ്ഞാമ്മതി. എന്നിട്ട് വളവില്‍ ഇറങ്ങി നടക്കണം. അങ്ങനെയാണ് എല്ലാവരും..” “നീയല്ലേഡാ തെണ്ടീ പറഞ്ഞത്; നമ്മളിപ്പോ പിള്ളേരല്ല, വലുതായെന്ന്. പിന്നെന്തിനാ പേടിക്കുന്നത്….” “പറയാന്‍പറ്റില്ല, മനുഷ്യരുടെ കാര്യല്ലേ. വിചാരിക്കാത്ത സ്ഥലത്ത്ന്നായിരിക്കും പണി വരാന്‍ പോണത്.” “അല്ല… നീ ഇതിനു മുന്‍പ് പോയിട്ടില്ലാന്നല്ലേ പറഞ്ഞത്… പിന്നെങ്ങനെ ഇത്ര കൃത്യായിട്ട് ലൊക്കേഷനും, ഇറങ്ങേണ്ട സ്ഥലവും ഒക്കെ അറിയാം?” “അത്… കൂട്ടാര് പോയ കാര്യം പറഞ്ഞിട്ടുണ്ട്….” വിചാരിച്ച പോലെ തന്നെ, സകലമാന അലവലാതികളും അവിടെ ഹാജര്‍ വച്ചിട്ടുണ്ട്. പിന്നെ കുറെ കിളവന്മാരും, കണ്ടാല്‍ പാവം തോന്നുന്ന ആളുകളും, പരമാവധി ഒറ്റപ്പെട്ട്, പുറത്ത് നിന്ന് നോക്കിയാല്‍ മുഖം കാണാനാവാത്ത വിധം നിന്ന് കഷ്ടപ്പെട്ട് വാനനിരീക്ഷണം നടത്തുന്നു. കെട്ടിടത്തിന്‍റെ ഭംഗിയാസ്വദിക്കുന്നവരും കുറെ ഉണ്ടായിരുന്നു. ഇപ്പൊ റോഡില്‍നിന്ന് നോക്കിയാല്‍ ഒരു പത്ത് നാല്‍പ്പത് പേര്, വിഷുക്കണി കാണിക്കാന്‍ നില്‍ക്കുന്നത് പോലെ, പുറംതിരിഞ്ഞ് ഒരേ ദിക്കിലേക്കും നോക്കി നില്‍ക്കുന്നത് കാണാം. ഇതിനിടെ ആഷു, പതുക്കെ, ഒരു തെങ്ങിന്‍റെ മണ്ടേലോട്ടും നോക്കി ആസ്വദിച്ച് നിന്നിരുന്ന ഒരമ്മാവന്‍റെ അടുത്ത് പോയി ചോദിച്ചു. അയാള്‍ വേഗമെന്തോ പിറുപിറുത്ത്, എങ്ങോട്ടോ മാറി. ചിരിച്ചുകൊണ്ട് തന്നെ ആഷു, അവിടന്ന് വന്നിട്ട് പറഞ്ഞു. പിന്നെ ഞങ്ങളാരെയും മൈന്‍ഡ് ചെയ്തില്ല. മൈന്‍ഡ് ചെയ്യരുതെന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് socialize ചെയ്യാന്‍ വരുന്ന സ്ഥലമല്ല, ഇവിടെ വച്ച് സ്വന്തം അനിയനെ കണ്ടാലും, കണ്ട ഭാവം നടിക്കരുത്. അവന്‍ ടിക്കെറ്റെടുക്കാന്‍ പോയ ഗാപ്പില്‍ ഞാന്‍ പുറത്തെ കടയിലേക്ക് പോയി. കുടിക്കാന്‍ വല്ലതും വാങ്ങണ്ടേ, അതിനകത്ത് കടകളൊന്നും ഇല്ല. രണ്ട് ടിന്‍ കോളയും, രണ്ട് പാക്കറ്റ് ലെയ്സും, പിന്നെ ഇച്ചിരി ഗ്രീന്‍പീസ്‌ വറുത്തതും വാങ്ങി വന്നു. ഇതെല്ലാം കൊണ്ട് ഞാന്‍ തിയേറ്ററിന്‍റെ മുന്നിലെത്തിയപ്പോള്‍ കണ്ട കാഴ്ച, കുറെ അറകകളുമായി സംസാരിച്ച് നില്‍ക്കുന്ന ആഷുവിനെയാണ്. ഐ ആള്‍സോ ഫീല്‍ ഷേം ഓണ്‍ ഹിം. ഇത്രേം സ്റ്റാന്‍ഡെര്‍ഡ് ഉള്ള എന്‍റെ ഫ്രണ്ട്, കണ്ട ലോക്ലാസ്സുകളുമായി സംസാരിച്ച് നില്‍ക്കുകയോ? അതും ആരോടും മിണ്ടരുതെന്ന് എന്നോട് പറഞ്ഞിട്ട്. അണ്‍‍സഹിക്കബിള്‍. പക്ഷെ എന്നെ കണ്ടതും, എല്ലാ അവന്മാരും കൂടെ ചിരി തുടങ്ങി. “ഡാ മണ്ടാ, ഇത് നിന്‍റെ വീടല്ല, ഇതൊക്കെ കൊണ്ടാണാടാ A പടം കാണാന്‍ വരുന്നത്?” കയ്യിലുള്ള സാധനങ്ങള്‍ കണ്ടാണ്‌ ലവന്മാര് ചിരിക്കുന്നത്. എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു. “പിന്നെ? എനിക്ക് കഴിക്കാനും കുടിക്കാനും നീ വാങ്ങിത്തരോ? വല്ല പോടെര്‍ക്കാ അവടന്ന്………..” കൂടുതല്‍ ഡയലോഗിന് സമയം കിട്ടിയില്ല, പടം തുടങ്ങാറായതായി അറിയിപ്പ് കിട്ടി, ഞങ്ങള്‍ അകത്തേക്ക് കയറി. അകത്ത് ബാല്‍ക്കണിയൊന്നും ഇല്ല, മുഴുവനും ഒറ്റ സീറ്റിങ്ങ് ആണ്. അതും പഴേ കുഷ്യന്‍ വച്ച മരക്കസേരകള്‍. കര്‍ട്ടന്‍ കെട്ടി, ലേശം ബള്‍ജ് ഉള്ള സ്ക്രീന്‍, മുകളില്‍ ആരോ തൂങ്ങിമരിച്ചപോലെ കിടന്ന് ആടുന്ന ഫാനുകള്‍. ഒറ്റ നോട്ടത്തില്‍ ഏതോ പുണ്യപുരാതന സിനിമാഹാളിലേക്ക്, സോറി, കൊട്ടകയിലേക്ക് കയറുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. പാര്‍ക്കില്‍ കപ്പിള്‍സ് ഇരിക്കുന്നത് പോലെ, ആളുകളൊക്കെ ഒരുമിച്ചിരിക്കാതെ പലയിടത്തായി ചിതറിയിരിക്കുന്നു. “കൊള്ളാല്ലോ ആഷൂ കളി…. ഇതെന്താണ്, എല്ലാര്‍ക്കും തൊട്ടാല്‍ പകരുന്ന വല്ല അസുഖവും ഉണ്ടോ?” ഞങ്ങള്‍ പതുക്കെ, മാന്യനെന്ന് തോന്നിക്കുന്ന ഒരു മനുഷ്യന്‍റെ കുറച്ച് അടുത്തായി ചെന്നിരുന്നു. ഞങ്ങളവിടെ ഇരുന്നതും, അത് ഇഷ്ടപ്പെടാത്ത പോലെ അയാള്‍ എണീറ്റ്‌, ഒരു നോട്ടവും നോക്കി നാലഞ്ച് റോ അപ്പുറം പോയിരുന്നു.. ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. എന്ത് പണ്ടാരേലും ആവട്ടെ, തല്‍ക്കാലം പടം കാണാല്ലോന്ന് കരുതി അവിടെത്തന്നെ ഇരുന്നു. “ഉം…” അവനൊന്ന് ആലോചിച്ചു. “പ്രേമം, ദാരിദ്ര്യം, അവിഹിതം… പിന്നെ വേലക്കാരി… ഇതൊക്കെത്തന്നെയായിരിക്കും…” ഞങ്ങള്‍ രണ്ടാളും, പടത്തിന്‍റെ പോസ്റ്റര്‍ പോലും നോക്കീട്ടില്ലെന്ന കാര്യം അപ്പഴാണ് സത്യത്തില്‍ ഓര്‍മ്മ വന്നത്. എന്ത് കുന്തത്തിനാണാവോ വന്ന് തലവച്ചത്. പക്ഷെ പടം തുടങ്ങിയപ്പോ ഞങ്ങള്‍ ശരിക്കും ഞെട്ടി. ടൈറ്റില്‍സൊക്കെ പെട്ടെന്ന് ഓടിച്ച് വിടുന്നു, ഒരുമാതിരി മരണവീട് പോലുള്ള മ്യൂസിക്കുമായി കുറച്ചുനേരം പ്രകൃതിഭംഗിയൊക്കെ കാണിച്ചിട്ട് നേരെ പോകുന്നത് ഒരു കുളിസീനിലേക്ക്. അതാണെങ്കില്‍ നേരത്തെ കാണിച്ച പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലത്തുള്ള കുളിയും. ഇതിനിടെ ഞാന്‍ കഴിച്ചുകൊണ്ടിരുന്ന ലെയ്സ് തീര്‍ന്നു. ഞങ്ങള്‍ വീണ്ടും മുഖത്തോടു മുഖം നോക്കി. കിന്നാരത്തുമ്പികള്‍, എണ്ണത്തോണി, ഡ്രൈവിങ്ങ് സ്കൂള്‍ പോലുള്ള ലോകോത്തര ക്ലാസിക്കുകള്‍ മുന്‍പ് സീഡി ഇട്ട് കണ്ട ഓര്‍മ്മയില്‍, അങ്ങനെ ഒരു softcore സിനിമ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ സത്യത്തില്‍ ഇരുന്നത്. പക്ഷെ അവിടെ കണ്ടത് ഒരു മൊണ്ടാഷ് പോലെ, നിരതെറ്റി വരുന്ന രംഗങ്ങളുടെ പ്രഹേളികയായിരുന്നു. ‘ഇനി പ്രൊജക്ടര്‍ക്ക് കട്ട് ചെയ്തപ്പോ തെറ്റിയത് വല്ലതുമായിരിക്കോ?’ പക്ഷെ ഒരാള് പോലും എണീക്കുന്നതോ, പ്രതികരിക്കുന്നതോ കാണുന്നില്ല. എല്ലാരും മിണ്ടാതെ അതും കണ്ട്‌ ഇരിപ്പാണ്. ‘പ്രതികരണ ശേഷിയില്ലാത്ത ഇത്തരം പ്രേക്ഷകരാണ് മലയാള സിനിമയുടെ ശാപം.’ പക്ഷെ അധികം വൈകും മുന്‍പ് പ്രതികരണ ശേഷി ശരിക്കും മനസ്സിലായി, ഇതിനിടെ, എങ്ങിനെയോ, ഏതോ ഒരു ലൈറ്റ് ഓണായപ്പോ ഇന്നേവരെ കേള്‍ക്കാത്ത നാലഞ്ച് വൃത്തിയുള്ള വാചകങ്ങള്‍ കേട്ടു. ഒരുവിധം റേപ്പ് സീന്‍ കഴിഞ്ഞപ്പോ ദേ വരുന്നു അടുത്ത കുളിസീന്‍. അതാണെങ്കിലോ, ജാംബവാന്‍റെ കാലത്ത് ഷൂട്ട്‌ ചെയ്തതാണെന്ന് നിസ്സംശയം പറയാം. അതിനും മാത്രം സ്ക്രാച്ചും, പുള്ളികളും ഉണ്ടായിരുന്നു ആ റീലില്‍. “നമ്മളെക്കാള്‍ പ്രായമുള്ള ബിറ്റാണ്, ഒന്ന് ബഹുമാനിച്ചേക്കാം..” “അയാള്‍ടെ എക്സ്പ്രഷന്‍സ് ഒന്നും പോര, ആന കരിമ്പിന്‍കാട്ടില്‍ കയറിയത് പോലെയാണ് ഇതിനൊക്കെ വരുന്നത്.” “ആ പെണ്ണിന്‍റെ ചിരികണ്ടാത്തന്നെ അറിയാം സംവിധായകന്‍ പറഞ്ഞിട്ട് ചെയ്യുന്നതല്ലാന്ന്.” “പണ്ടൊക്കെ സര്‍ക്കസില് ആന വരുമ്പോഴുള്ള മ്യൂസിക്ക് ആയിര്ന്നല്ലോ, ഇപ്പൊ മൊത്തം ക്ലാസ്സിക് സിംഫണികള്‍ ആക്കിയോ… ഇടയ്ക്ക് യാനിയുടെ ഒരു നമ്പര്‍ ഒക്കെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു…” കണ്ട് ആസ്വദിക്കാന്‍ ഇതൊന്നും നെറ്റില്‍ കിട്ടാത്ത സാധനങ്ങള്‍ അല്ലല്ലോ. അങ്ങനെ ചിരിച്ചും, കുറ്റം പറഞ്ഞും ഒരു മുക്കാല്‍ മണിക്കൂറിലധികം കഴിഞ്ഞെന്ന് തോന്നുന്നു. പെട്ടെന്ന് സ്ക്രീന്‍ ഓഫായി, ആരോ വാതില് തുറന്നു. “ഡാ ഇന്‍റര്‍വെല്ലായി…നമുക്ക് യൂറിനില്‍ പോയിട്ട് വരാം…” ഹാളിന്‍റെ ഡോര്‍ തുറന്നതും, കുറേയെണ്ണം ഓട്ടമത്സരത്തിന് വിസിലടിച്ച പോലെ ചടപടാന്ന് ഇറങ്ങി ഓടുന്നത് കണ്ടു. ഞങ്ങള്‍ പുറത്ത് ചെന്നപ്പോ കണ്ട കാഴ്ച, ഹാളില്‍ നിന്ന് ഇറങ്ങിയവരൊക്കെ ഗേറ്റ് കടന്ന്, തിരിഞ്ഞ് പോലും നോക്കാതെ വച്ച് പിടിക്കേണ്. “ഇവന്മാര്‍ക്കൊന്നും ബാക്കി കാണണ്ടേ? ഇന്‍റര്‍വെല്ലല്ലേ ആയിട്ടൊള്ളൂ…” തലചൊറിഞ്ഞ് കൊണ്ട് അവന്‍ മറുപടി പറഞ്ഞു. അപ്പഴാണ്, നേരത്തെ എന്നെ കളിയാക്കിയ ഒരുത്തന്‍ ഞങ്ങളുടെ പിന്നാലെ ഇറങ്ങി വന്നത്. “ഇതെന്താടാ…. നീ വല്ല മൂലയ്ക്കും ആണാ പോയിരുന്നത്? ഫാനിന്‍റെ അടീലെ സീറ്റൊന്നും കിട്ടീലെ?” ആ മുഖത്തെ വിയര്‍പ്പുകണങ്ങളും നോക്കിയുള്ള ആഷുവിന്‍റെ ചോദ്യത്തിന്, അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരുമാതിരി ആക്കിയ ഒരു ചിരിയും ചിരിച്ച്, പുറത്ത് വച്ചിരുന്ന സൈക്കിളും എടുത്ത് അവന്‍ റോഡിലേക്ക് പോയി. ഈ സമയം ഞാന്‍ വേറൊരു കാഴ്ച കാണുകയായിരുന്നു. നിസ്സാര സമയം കൊണ്ട് പുറത്തിറങ്ങിയവര്‍ മൊത്തം പലവഴിക്കായി പിരിഞ്ഞു പോകുന്നു, ഹാളിനകത്ത് ഇപ്പോള്‍ ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. അടുത്ത ഷോയ്ക്കുള്ള ടിക്കെറ്റിനായി, പുറത്ത് ആളുകള്‍ ക്യൂവിലേക്ക് കയറി നില്‍ക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരായി ടിക്കെറ്റും വാങ്ങി വീണ്ടും ഹാളിനകത്തേക്ക് കയറുന്നു. “ഇതെന്ത് പാട്? പടം തീരാനായിട്ട് അതില്‍ ഒരു തീരുമാനം പോലും ആയില്ലല്ലോ?” ഞങ്ങളുടെ ശരിക്കുള്ള സ്വഭാവത്തിന് പോയി ചോദിക്കേണ്ടതാണ്. പക്ഷെ സ്ഥലവും, സന്ദര്‍ഭവും ഇച്ചിരി പെശകായത് കൊണ്ട്, നൈസായിട്ട് അവിടന്ന് സ്കൂട്ടായി. ലെയ്സും തിന്ന്, വെള്ളവും കുടിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടെ, അവന്‍, പതുക്കെ ആത്മഗതം പറയാന്‍ തുടങ്ങി. “എന്ത് പണ്ടാരത്തിനാ കാണിക്കാത്ത സിനിമയുടെ പോസ്റ്റര്‍ അടിച്ച് ഇറക്കുന്നത്? ചുമ്മാ കാശ് കളയാനോ?” “ഇതിപ്പോ ഒരു ദിവസം അഞ്ച് – എട്ട് കളികളെങ്കിലും ഉണ്ടാവും… എന്ത് കാശാല്ലേ അവന്മാര് ഉണ്ടാക്കുന്നത്….” അവിടന്ന് വീട്ടിലേക്ക് ഏതാണ്ട് പതിനഞ്ച് മിനിറ്റ് നടക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തെ പത്ത് മിനിറ്റ് ഞങ്ങള്‍ സംശയങ്ങളൊക്കെ ചര്‍ച്ച ചെയ്ത് നടന്നെങ്കിലും, അവസാനത്തെ അഞ്ച് മിനിറ്റ് ആയപ്പോള്‍, ബാധ കേറിയത് പോലെ കലശലായ ഭയം, അവനെ പിടികൂടാന്‍ തുടങ്ങി. “അറിഞ്ഞ് കാണോ? വീട്ടില്‍ അറിഞ്ഞ് കാണോ?” “അറിഞ്ഞാലെന്താ….” ഞാന്‍ പറഞ്ഞു. “നീയല്ലേ നേരത്തെ പറഞ്ഞത് നമ്മള് പിള്ളേരല്ല, പ്രായം പതിനെട്ടായീന്നൊക്കെ. പിന്നെന്തിനാ പേടിക്കുന്നത്?” “പേടിയുണ്ടായിട്ടല്ല…. എന്നാലും ഒരു… ഒരു…… നമ്മള് കണ്ട ആസിഫെങ്ങാനം, ആരോടേലും പറഞ്ഞ് കൊടുക്കോ അവന് നമ്മളോട് നല്ല കലിപ്പുള്ളതല്ലേ…. അവന്‍റെ പോക്ക് കണ്ടിട്ട്…..” “കള്ളപ്പന്നീ…..” അവന്‍റെ ഡയലോഗ് തീര്‍ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. “നീ ഒറ്റ ഒരുത്തനാണ് എന്നെ ഇതീക്കൊണ്ടന്ന് ചാടിച്ചത്… എന്നിട്ടിപ്പോ പേടിപ്പിക്കുന്നോ?” അപ്പോഴേക്കും ഞങ്ങള്‍, അവന്‍റെ വീടിന് മുന്നിലേക്ക് എത്താറായി. പറഞ്ഞതൊക്കെ ആലോചിക്കുമ്പോ എനിക്കും ചെറുതായി പേടി വന്ന് തുടങ്ങിയിരുന്നു. കൂടെ കളിച്ചുവളര്‍ന്നവരില്‍ ഭൂരിഭാഗവും പത്തിനും, പന്ത്രണ്ടിനും ശേഷം പഠിപ്പ് നിര്‍ത്തിയപ്പോള്‍, ഒറ്റയ്ക്ക് പോയി കോളേജില്‍ ചേര്‍ന്ന് ജോലിയെടുത്ത് പഠിക്കുന്ന ഒരു ‘നല്ലവനായ ഉണ്ണി’ ഇമേജ് എനിക്ക് നാട്ടില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ പഴയ കൂട്ടുകാര്‍ക്ക് ഒന്നും എന്നെ കണ്ണെടുത്താല്‍ കണ്ടൂട, ചാന്‍സ് കിട്ടിയാല്‍ പാരവയ്ക്കും എന്നത് നൂറുശതമാനം ഷുവറാണ്. “ഒരു കാര്യം ചെയ്യാം…” ഞാന്‍ പറഞ്ഞു. “നമ്മളെ ഒരുമിച്ച് കണ്ടു എന്നായിരിക്കില്ലേ അവന്‍ എല്ലാരോടും പറഞ്ഞിരിക്കുക. ഞാന്‍ ഇപ്പൊ നിന്‍റെ വീട്ടിലേക്ക് ചെന്നിട്ട് നിന്നെ അന്വേഷിക്കാം, നീ എന്‍റെ വീട്ടിലേക്ക് ചെന്ന് എന്നെയും അന്വേഷിക്കണം. നമ്മളിന്ന് പരസ്പരം കണ്ടിട്ടേയില്ലാന്ന് വേണം പറയാന്‍. ഇന്ന് നമ്മള്‍ ഒരുമിച്ചായിരുന്നില്ലാന്ന് അവര്‍ക്ക് തോന്നിയാത്തന്നെ ബാക്കി നമ്മള് പറയുന്നത് വിശ്വസിച്ചോളും.” അവന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ നേരെ അവന്‍റെ വീട്ടിലേക്ക് കയറി. പെട്ടെന്ന് കയറിച്ചെന്ന എന്നെക്കണ്ട് അവന്‍റെ ഉമ്മ ഞെട്ടി. “ങ്ങേ… അവന്‍ അപ്പൊ അവന്‍ മോന്‍റെ കൂടെ വന്നില്ലേ?” “ഇല്ലല്ലോ… ഇന്ന് എഡ്വിന്‍റെ ചേച്ചീടെ കല്യാണല്ലേ. ഉച്ചക്ക് കല്യാണത്തിന് പോകാന്‍ വരാന്ന് പറഞ്ഞതാണ്. അതിനിടക്ക് അവന്‍ ഇത് എവിടെപ്പോയി വിളിച്ചിട്ട് ഫോണ്‍ പരിധിക്ക് പൊറത്ത്……” “ആവോ…. അവന്‍ രാവിലെ പോയതാണ്…. ഞാന്‍ വിചാരിച്ച് മോന്‍റെ കൂടെ വന്നതാന്ന്…” ഉമ്മാക്ക് ആകെ കണ്‍ഫ്യൂഷനായി, പക്ഷെ അവന്‍റെ ഇളയ അനുജത്തി നസ്രി ഞങ്ങളെ രാവിലെ ഒരുമിച്ച് കണ്ടിരുന്നു. “അല്ലാ… നിങ്ങള്‍ ഒരുമിച്ചല്ലേ രാവിലെ ഇവിടന്ന് പോയത്….” അവള്‍ പതുക്കെ വന്ന് ചോദിച്ചു. അപ്പോഴേക്കും എനിക്ക് ചായയെടുക്കാന്‍ ഉമ്മ അകത്തേക്ക് പോയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഞാനവളെ ആട്ടിയോടിച്ചു. ഭാഗ്യത്തിന് അവള്‍, ഉമ്മയോട് ഒന്നും പറഞ്ഞില്ല. അങ്ങനെ ചായയും മോന്തി ഇരിക്കുന്നതിനിടെയാണ്, ഫോണിലേക്ക് അവന്‍റെ sms വരുന്നത്. അങ്ങനെ ഗ്ലാസും അവിടെ വച്ച് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി, അവന്‍റടുത്തേക്ക് ചെന്നു. “നീ വേഗം പോയി വല്ലോം കഴിച്ചിട്ട് റെഡിയായിട്ടിരുന്നോ, നമുക്ക് ഇന്ന് വല്ല നല്ല പടത്തിനും പോകാം. ഈ കണ്ടതിന്‍റെ ഹാങ്ങോവര്‍ ഒന്ന് മാറട്ടെ.” അവന്‍ ഭയങ്കര സന്തോഷത്തിലാണത് പറഞ്ഞത്, ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഉച്ചയ്ക്ക് നല്ല നെയ്ച്ചോറും, ബീഫും കഴിച്ച്, ക്ഷീണിച്ച് റൂമിലേക്ക് വന്നപ്പഴാണ് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണെടുത്ത് നോക്കുന്നത്, അവന്‍റെ ആറ് മിസ്സ്ഡ് കോള്‍സ്. വേഗം ഡ്രസ്സ്‌ മാറി അവന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍, മുറ്റത്ത് വച്ച് അവന്‍റെ അനിയന്‍ കയറി വട്ടം നിന്നു. ‍ “അങ്ങോട്ട്‌ ചെല്ലണ്ട, ഇക്കാക്കേടെ കാര്യം ഭയങ്കര സീനാണ്.” അതിനുള്ള മറുപടി പറഞ്ഞത് അവന്‍റെ ഉമ്മയായിരുന്നു. “മോനെ… മോന്‍ നേരത്തെ വന്നപ്പോ അവനെ കാണാതിരുന്നത് എന്താന്നറിയോ? ആ പട്ടി അജന്തേല് പടത്തിന് പോയിരുന്നതാണ്…” താടിക്കും കൈകൊടുത്ത് കൊണ്ട് ആ പാവം ഉമ്മ പറഞ്ഞു. മുഖത്ത് കുറെ നിഷ്കളങ്കതയും, അത്ഭുതവും പെട്ടെന്നെടുത്ത് തേച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. “ആ മോനെ… എന്നിട്ട് ഒരു നാണോം ഇല്ലാതെ വന്ന് കേറിയേക്കണ്, ഇങ്ങോട്ട്…” “അല്ലുമ്മാ…. ഇതാര് പറഞ്ഞ്? എന്നോടൊന്നും അവന്‍ പറഞ്ഞിരുന്നില്ല പോണ കാര്യം…………….” അവന്‍ പോയത് അറിഞ്ഞെങ്കില്‍ ഞാനും കൂടെയുണ്ടായിരുന്ന വിവരം ഉമ്മ അറിയണ്ടേ അതെന്താണാവോ അറിയാഞ്ഞത് എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും അതിലിട്ട് ഇളക്കിയത്. “ആ തമ്പീടെ ചേട്ടനില്ലേ…. അയാള് കണ്ടെന്ന്, അവനും കൂട്ടുകാരും കൂടെ തിയേറ്ററിന്‍റെ അകത്ത് സംസാരിച്ച് നിക്കണത്. അയാളാണ് ഇവിടെ വന്ന് പറഞ്ഞത്… ബാപ്പ വരട്ടെ, ഇവനെ ശരിയാക്കണണ്ട് ഇന്ന്…..” “ഏ… ഏത് കൂട്ടുകാര്…. അതാരായിരുന്ന് ഉമ്മാ….” “ആ ആസിഫും പിന്നെ വേറാരോം… ഞാനൊരായിരം വട്ടം ഇവനോട് പറഞ്ഞിട്ട്ണ്ട്, ആ അറാംമ്പിറന്ന പിള്ളേരോട് കൂട്ട് കൂടരുതെന്ന്. അതെങ്ങനാ, പറഞ്ഞാ കേക്കണ്ടേ ഇവന്‍….” എനിക്ക് അവനെയൊന്ന് കാണണംന്നുണ്ടായിരുന്നു. പക്ഷെ ഉമ്മ സമ്മതിച്ചില്ല. “ഇല്ല മോനെ, ഇനി ഇവനെ ഒരു തീരുമാനം ആക്കാണ്ട്‌ പുറത്ത് വിടൂല. മോനേം അവന്‍ പറ്റിച്ചില്ലേ, കല്യാണത്തിന് പോകാന്ന് പറഞ്ഞ് മോനെ ഇവിട വിളിച്ച് വരുത്തീട്ടല്ലെ അവന്‍ ഈ വൃത്തികേട് കാണാന്‍ പോയത്.” പതുക്കെ ഞാന്‍ തിരികെ നടന്നു. ഭാഗ്യം, എന്‍റെ വീട്ടില്‍ സീനൊന്നും ഇല്ല. ഞാന്‍ കോള വാങ്ങാന്‍ പോയ ഗ്യാപ്പിനായിരിക്കണം തമ്പീടെ ചേട്ടന്‍ അതിലെ പാസ്‌ ചെയ്തതും, അവനെ കണ്ടതും. കോള വാങ്ങാന്‍ ആ സമയത്ത് തോന്നിപ്പിച്ച ദൈവത്തിന് സ്തുതി. പക്ഷെ കോമഡി ഇതൊന്നുമല്ല. അന്നത്തെ ദിവസം, ബ്ലൂഫിലിം കണ്ടതിന്‍റെ പേരില്‍ അവിടെ പിടിയിലായത് ആഷു മാത്രമായിരുന്നില്ല. അതായത്, പ്ലേ ചെയ്യുമ്പോള്‍ ആ പ്ലെയറിന് ചുറ്റും, നിശ്ചിത ഏരിയയ്ക്ക് അകത്തുള്ള ടീവികളില്‍ വയര്‍ കണക്ഷന്‍ ഇല്ലാതെ സീഡി കാണാന്‍ പറ്റും. സാധാരണ AV ഇട്ടാലേ അത് കാണൂവെങ്കിലും, ചില ടീവികളില്‍ ചില ചാനലുകളുടെ ഇടയില്‍ക്കയറി വരാറുണ്ട്. അതുപോലെ അടുത്തുള്ള ടീവികളില്‍, ചുമ്മാ grains വന്ന് കണ്ടുകൊണ്ടിരിക്കുന്ന ചാനല്‍ മിന്നാന്‍ തുടങ്ങും. അപ്പോത്തന്നെ മനസിലാക്കാം, ആരോ, cordless പ്ലെയറില്‍ സീഡി ഇട്ടിട്ടുണ്ടെന്ന്. ബോധമുള്ളവര്‍ എല്ലാം ഫ്രീയായി ആ സീഡി കാണാന്‍ വേണ്ടി ചാനല് മാറ്റി AV നോക്കും. മട്ടാഞ്ചേരി പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത്, അടുത്തടുത്ത് എത്ര വീടുകളും, എത്ര ടീവികളും ഉണ്ടാകും എന്ന് ഊഹിക്കാലോ. മിനിട്ടുകള്‍ കൊണ്ട് പരിസരം മൊത്തമുള്ള ടീവികളില്‍ ബ്ലൂഫിലിം മിന്നിമാഞ്ഞു, അരമണിക്കൂറ് കൊണ്ട് കല്യാണത്തിന് പോയ വീട്ടുകാരും, കൂട്ടുകാരുടെ വീട്ടുകാരും എല്ലാം സംഭവസ്ഥലത്തേക്ക് പറന്നെത്തി, അങ്ങനെ ആ പിള്ളേരുടെ കാര്യത്തില്‍ ഒരു തീരുമാനമായി. “എന്നാലും പെട്ടപ്പോ ഞാന്‍ മാത്രേ പെട്ടൊള്ളൂന്ന് ഓര്‍ക്കുമ്പഴാണ് സങ്കടം.” “ആ ഒരു കാര്യത്തിലാണ് മോനെ എനിക്ക് സന്തോഷം എന്തായാലും നിന്‍റെ പ്ലാനായിരുന്നില്ലേ ഇതൊക്കെ. ആ കോള വാങ്ങിക്കാന്‍ പോയതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ട്. കോളയും വാങ്ങി വന്നപ്പോ ആ ആസിഫും ടീമും എന്തോ പറഞ്ഞതിന് നീയും ചിരിക്കുന്നുണ്ടാരുന്നല്ലോ. ഇപ്പൊ കണ്ടില്ലേ ആരാ പെട്ടതെന്ന്…..” “കോള വാങ്ങാന്‍ പോയതിനാ? നീയെന്ത് തേങ്ങേണ് ഈ പറയണത്….” “അതെ, അതുകൊണ്ടല്ലേ ആ തമ്പീടെ ചേട്ടന്‍ എന്നെ കാണാതെ നിന്നെ മാത്രം കണ്ടത്….” “ആ ബെസ്റ്റ്…… എടാ മണ്ടാ, നിനക്ക് തമ്പീടെ ചേട്ടനാരാന്ന് അറിയോ?” “അങ്ങനെ ഒരു മനുഷ്യന്‍ ഉള്ളതായിട്ടെങ്കിലും നീ കേട്ടിട്ടുണ്ടോ?” “പിന്നെ എങ്ങനാടാ അയാള്‍ക്ക് നിന്നെ അറിയുക…..” “പറഞ്ഞത് ശരിയാണല്ലോ….” ഞാന്‍ ചിന്തിച്ചു. “അപ്പോപ്പിന്നെ നിനക്ക് അയാളേം, അയാള്‍ക്ക് നിന്നേം, അതും നിന്‍റെ വീടടക്കം എങ്ങനെ അറിയാം ” “എടാ, അതാടാ ആ തെങ്ങുമ്മേ ചാരിനിന്ന മനുഷന്‍, ഞങ്ങടെ സ്കൂളിലെ വാച്ച്മാന്‍. ഞാന്‍ പോയി കളിയാക്കീലെ…..” “ആ കലക്കി…… അയാളാണാ തമ്പീടെ ചേട്ടന്‍….” “അല്ലാതെ പിന്നെ… വെറുതെ അവിടെ നിന്ന അയാള്‍ടെ അടുത്ത്ന്ന് ഞാന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പണി…. അതാണ്‌ ഏറ്റവും വിഷമം…” “എന്നിട്ട് നീ പറഞ്ഞോ, അയാള് A പടം കാണാന്‍ വന്നപ്പഴാണ് നിന്നെ കണ്ടത്. അല്ലാതെ വീട്ടില്‍ പറഞ്ഞപോലെ അതിലെ പോയപ്പോഴല്ലാന്ന്?” “ഞാന്‍ പറഞ്ഞടാ… അപ്പഴാണ് ശരിക്കും പണി പാളിയത്…..” “ഫുള്‍ടൈം വെള്ളമടിച്ച് നടക്കണ അയാള് വന്ന് പറഞ്ഞപ്പോ ഉമ്മ ആദ്യം വിശ്വസിച്ചില്ല, അതാണ് നീ വന്നപ്പോ നിന്നോടൊന്നും ചോദിക്കാതിരുന്നത്. പക്ഷെ എന്നോട് വന്ന് രണ്ട് തവണ കുത്തിക്കുത്തി ചോദിച്ചപ്പോ ഞാന്‍ പറഞ്ഞ്, അയാളും പടം കാണാന്‍ ഉണ്ടായിരുന്ന്, ഞാന്‍ കളിയാക്കിയതിന്‍റെ ദേഷ്യത്തില്‍ വന്ന് പറഞ്ഞതാണെന്ന്. അങ്ങനെയാണ് ഉമ്മാക്ക് ഉറപ്പായത്, ഞാന്‍ പടത്തിന് പോയ കാര്യം.” ഞാന്‍ ഫോണ്‍ മാറ്റിപ്പിടിച്ച് ഒരു പത്ത് സെക്കണ്ട് ചിരിച്ചു. ഓരോ പണികള്‍ വരുന്ന വഴിയേ.. “എന്തായാലും, നല്ലൊരു എക്സ്പീരിയന്‍സ് ആയില്ലേ ആഷൂ….” “പിന്നേ…. ബാപ്പ വന്നപ്പോ ശരിക്കും നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. പതിനെട്ട് വയസ്സായെന്ന കാര്യം പോലും ഓര്‍ക്കാതെ എന്നെ ഈര്‍ക്കിളിക്ക് തല്ലി…. എന്തായാലും ഒരു കാര്യം ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്, ആ നാറിയെ ഞാന്‍ വെറുതെ വിടില്ല….” “ഡാ ആഷൂ…. ബാപ്പാനെയാണോ ഇങ്ങനൊക്കെ പറയുന്നത്…..” പിന്നെ ഞങ്ങള്‍ ഓരോ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ്, ആ വിഷമങ്ങളൊക്കെ മറന്നു. ഏതാണ്ട് നാല്, നാലര മാസം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോ ഞാനൊരു വാര്‍ത്ത കേട്ടു; തമ്പീടെ ചേട്ടന്‍ വെള്ളമടിച്ച്, ബോധമില്ലാതെ തോട്ടില്‍ വീണ് കയ്യൊടിഞ്ഞെന്ന്. കൂട്ടുകാര്‍ എല്ലാവരും പറഞ്ഞത് അവന്‍ തന്നെ ചെയ്തതാണെന്നാണ്. പക്ഷെ എന്തോ, എനിക്ക് മാത്രം വിശ്വാസം വന്നില്ല. ആഷു വിചാരിച്ചാല്‍ പണികൊടുക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ലെങ്കിലും, ഒരാളുടെ കയ്യൊടിക്കാനുള്ള മനക്കട്ടിയൊന്നും അവനില്ലെന്ന് ഇന്നും എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഞാന്‍ പഠിക്കുന്ന സമയം എന്തിനോ നാട്ടില്‍ വന്നതായിരുന്നു. അന്നൊക്കെ കൂടുതലും ഞാന്‍ മട്ടാഞ്ചേരിയിലെ തറവാട്ടിലായിരിക്കും താമസിക്കുക, പ്രധാന കാരണം ഗ്രാന്‍ഡ്‌മയുടെ ഫുഡ് തന്നെ. മറ്റൊരു പ്രധാന കാരണം എന്‍റെ ബാല്യകാല സുഹൃത്താണ്, ഇതിലെ കഥാനായകന്‍. അവനെ തല്‍ക്കാലം നമുക്ക് ആഷു എന്ന് വിളിക്കാം. ഞാനും, ആഷുവും ഒരു കല്യാണത്തിന് പോകുന്നെന്നും പറഞ്ഞ് രാവിലെ തന്നെ തെണ്ടാനിറങ്ങിയതായിരുന്നു. ചുമ്മാ റോഡില്‍ കഥയും പറഞ്ഞിരിക്കെയാണ്, ആ ഭാഗത്തുള്ള കുറച്ച് പിള്ളേരുടെ സംഘം, വാലിന് തീപിടിച്ച പോലെ കിടന്ന് ഓടുന്നത് കണ്ടത്. ആഷുവിന്‍റെ അനിയന്‍റെ ഫ്രണ്ട്സായിരുന്നത് കൊണ്ട് ഉടനെ അവന്‍ കേറി ഇടപെട്ടു. “ഡാ… നിനക്കൊക്കെ എന്തോ കള്ളലക്ഷണം ഉണ്ടല്ലോ….” അവന്‍ കയ്യിലുള്ള എന്തോ മറച്ചുപിടിച്ച് പറഞ്ഞു. ആ ചോദ്യം കേട്ടപ്പോ അവനൊന്ന് വിയര്‍ത്തു, ഒപ്പം കൂടെയുള്ളതുങ്ങളുടെ മുഖവും മാറി. പതുക്കെ കയ്യിലെ കവര്‍ കാട്ടിക്കൊണ്ട് അവന്‍ പറഞ്ഞു. “ഗെയിമിന്‍റെ സീഡിയാണ് ഇക്കാ…. കളിക്കാന്‍ പോണേണ്……” ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി, എവിടെന്നോ കിട്ടിയ ബ്ലൂഫിലിം സീഡിയും കൊണ്ട് കാണാന്‍ പോവാണ്. ഞായറാഴ്ചയല്ലേ, വീട്ടുകാര് മൊത്തം കല്യാണത്തിന് പോകുവല്ലോ. “ബാപ്പമാര് ഒളിച്ചും പാത്തും അജന്തേല് A പടം കാണാന്‍ പോകുമ്പോ, മക്കള് അവരില്ലാത്ത നേരം വീട്ടില് A പടം ഇട്ട് കാണുന്ന്…..” കൊച്ചിക്കാരുടെ ഒരു പ്രധാന നിര്‍വൃതി കേന്ദ്രമായിരുന്നു അജന്ത തിയേറ്റര്‍. ഒരുകാലത്ത് കൊച്ചിയില്‍ ഏറ്റവും ലാഭമുണ്ടാക്കിയിരുന്ന ഈ തിയേറ്ററിന്, ഒരുപാട് നഷ്ടസ്വപ്നങ്ങളുടെയും, കടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെയും കഥകള്‍ പറയാനുണ്ടാകും. പെട്ടെന്നാണ് എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ അവന്‍ ചോദിച്ചത്. “നമ്മള് കൊച്ചിക്കാരായിട്ട് ഇതുവരെ അജന്ത കണ്ടിട്ടില്ലാന്ന് പറയുന്നത് മോശല്ലേ…..” സത്യത്തില്‍ അതേ കാര്യം തന്നെയാണ് അപ്പോള്‍ എനിക്കും തോന്നിയത്. ഇന്നേവരെ അജന്ത തിയേറ്ററ്, പുറത്തുനിന്ന് പോലും ഞാന്‍ കണ്ടിട്ടില്ല. “ശരിയാണല്ലോ. ആലുവയില്‍ നിന്നുള്ള ഒരുത്തനുണ്ട് കോളേജില്‍. അവന്‍ വരെ പറഞ്ഞിട്ടുണ്ട്, പണ്ടെങ്ങാണ്ടോ കല്യാണത്തിന് വന്നപ്പോ അജന്തയില്‍ പോയി സിനിമ കണ്ട കഥ. ബിഗ്‌ ബീ’ല് ഡയലോഗ് വന്നതോടെ സ്ഥലം ഇപ്പൊ ശരിക്കും ഫേമസ് ആണല്ലോ.” “ബിലാലിക്ക പറഞ്ഞ പോലെ, അജന്തേല് ആദിപാപം കണ്ടിട്ടുള്ളവരായിരിക്കും ദേ, നമ്മുടെ മുന്നീക്കൂടെ പോണ ഈ ഭൂരിഭാഗം പേരും.” കുറച്ചുനേരം റോഡിലേക്കും നോക്കിനിന്ന ആഷു, വേഗം, അടുത്ത് കണ്ട കോയിന്‍ ബൂത്തീന്ന് ആരെയോ വിളിച്ച് സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടെ പതുക്കെ പര്‍സ് തുറന്ന് കാശൊക്കെ എണ്ണുന്നുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍, എന്തോ നേടിയ പോലെ എന്‍റടുത്തേക്ക് വന്നിട്ട് പറഞ്ഞു. “പന്ത്രണ്ട് മണിക്കാണ് ഷോ, പതിനൊന്നേ മുക്കാലിന് ടിക്കെറ്റ് കൊടുത്ത് തുടങ്ങും…. ഇപ്പൊ പോയാ നമ്മള്‍ സമയത്ത് അവിടെത്തും.” അവന്‍ ഭയങ്കര സന്തോഷത്തിലാണ്, എനിക്കാണെങ്കില്‍ പെട്ടെന്ന് ഒന്നും കത്തിയില്ല. “അവിടിപ്പോ ഏത് സിനിയാണ് കളിക്കുന്നതെന്ന് നിനക്കറിയോ?” “പിന്നെ എന്ത് തേങ്ങ കാണാനാടാ അങ്ങോട്ട്‌ പോകുന്നത്?” അവന്‍ ഒരു സെക്കന്‍റ് ആലോചിച്ചിട്ട് പറഞ്ഞു. “എടാ… നമ്മള്‍ സിനിമ കാണാന്‍ വേണ്ടിയല്ല പോകുന്നത്. അത് നീ ആദ്യം മനസ്സിലാക്കണം. നമ്മുടെ കായിക്കാടെ ബിരിയാണി, ശാന്തിലാലിന്‍റെ ഘാട്ടിയ, കൃഷ്ണകേഫിലെ മസാലദോശ, വിളക്ക് കത്തിക്കാത്ത അമ്പലത്തിലെ മോര്, ഇതൊക്കെ പോലെ നമ്മള് കൊച്ചിക്കാരുടെ മാത്രമായിട്ടുള്ള ഒരു നൊസ്റ്റാള്‍ജിക്ക് അനുഭവോണ് ഈ അജന്തേലെ A പടം കാണല്‍. അതനുഭവിക്കാത്ത നമ്മളൊക്കെ എന്ത് കൊച്ചിക്കാരന്‍ ആണെടാ…” പറഞ്ഞത് കേട്ടപ്പോ ഏതാണ്ടൊക്കെ എനിക്കും ശരിയായിട്ടു തോന്നി. പക്ഷെ പ്രധാന പ്രശ്നം എന്താണെന്ന് വച്ചാല്‍, ആ പരിസരത്തുള്ള ഭൂരിഭാഗം അലവലാതികളും അവിടെ കാണും. ഐ മീന്‍, ഒരു പണീം ഇല്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന അറകകള്‍ മൊത്തം. നമ്മടെ ക്ലീന്‍ ഇമേജിന് കോട്ടം തട്ടുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യമുണ്ടെങ്കില്‍ പോലും, ലവന്മാര്‍ വളരെ വളരെ സന്തോഷത്തോടെ അത് ഏറ്റെടുത്ത് നടത്തിത്തരുകയും ചെയ്യും. “അവരോടക്കെ പോവാന്‍ പറടാ. ഇതൊക്കെ പേടിക്കാന്‍ നമ്മളിപ്പോ പിള്ളേരല്ലല്ലോ. പ്രായം പത്ത് പതിനെട്ടായില്ലേ….” അത് കേട്ടപ്പോ എനിക്കും നല്ലോണം ബൂസ്റ്റ്‌ ആയി. ഉടനെ അതിലൂടെ പോയ ഒരു ഓട്ടോ ഞാന്‍ കൈകാണിച്ച് നിര്‍ത്തി, ഞങ്ങള്‍ രണ്ടാളും അതിലേക്ക് കയറി. ഓട്ടോക്കാരന്‍റെ ആ ചോദ്യത്തിന്, ഞാന്‍ അഭിമാനത്തോടെ മറുപടി പറഞ്ഞു. ഒരുനിമിഷം അയാള്‍ ഞങ്ങളെ, മിററിലൂടെ ഒന്ന് നോക്കി. വണ്ടിയെടുത്ത് അല്പദൂരമായപ്പോള്‍, അവന്‍, പതുക്കെ എന്‍റെ ചെവിയില്‍ പറഞ്ഞു. “ഡാ… അങ്ങന അജന്താന്ന് പറയണ്ട, പാണ്ടിക്കുടി എന്ന് പറഞ്ഞാമ്മതി. എന്നിട്ട് വളവില്‍ ഇറങ്ങി നടക്കണം. അങ്ങനെയാണ് എല്ലാവരും..” “നീയല്ലേഡാ തെണ്ടീ പറഞ്ഞത്; നമ്മളിപ്പോ പിള്ളേരല്ല, വലുതായെന്ന്. പിന്നെന്തിനാ പേടിക്കുന്നത്….” “പറയാന്‍പറ്റില്ല, മനുഷ്യരുടെ കാര്യല്ലേ. വിചാരിക്കാത്ത സ്ഥലത്ത്ന്നായിരിക്കും പണി വരാന്‍ പോണത്.” “അല്ല… നീ ഇതിനു മുന്‍പ് പോയിട്ടില്ലാന്നല്ലേ പറഞ്ഞത്… പിന്നെങ്ങനെ ഇത്ര കൃത്യായിട്ട് ലൊക്കേഷനും, ഇറങ്ങേണ്ട സ്ഥലവും ഒക്കെ അറിയാം?” “അത്… കൂട്ടാര് പോയ കാര്യം പറഞ്ഞിട്ടുണ്ട്….” വിചാരിച്ച പോലെ തന്നെ, സകലമാന അലവലാതികളും അവിടെ ഹാജര്‍ വച്ചിട്ടുണ്ട്. പിന്നെ കുറെ കിളവന്മാരും, കണ്ടാല്‍ പാവം തോന്നുന്ന ആളുകളും, പരമാവധി ഒറ്റപ്പെട്ട്, പുറത്ത് നിന്ന് നോക്കിയാല്‍ മുഖം കാണാനാവാത്ത വിധം നിന്ന് കഷ്ടപ്പെട്ട് വാനനിരീക്ഷണം നടത്തുന്നു. കെട്ടിടത്തിന്‍റെ ഭംഗിയാസ്വദിക്കുന്നവരും കുറെ ഉണ്ടായിരുന്നു. ഇപ്പൊ റോഡില്‍നിന്ന് നോക്കിയാല്‍ ഒരു പത്ത് നാല്‍പ്പത് പേര്, വിഷുക്കണി കാണിക്കാന്‍ നില്‍ക്കുന്നത് പോലെ, പുറംതിരിഞ്ഞ് ഒരേ ദിക്കിലേക്കും നോക്കി നില്‍ക്കുന്നത് കാണാം. ഇതിനിടെ ആഷു, പതുക്കെ, ഒരു തെങ്ങിന്‍റെ മണ്ടേലോട്ടും നോക്കി ആസ്വദിച്ച് നിന്നിരുന്ന ഒരമ്മാവന്‍റെ അടുത്ത് പോയി ചോദിച്ചു. അയാള്‍ വേഗമെന്തോ പിറുപിറുത്ത്, എങ്ങോട്ടോ മാറി. ചിരിച്ചുകൊണ്ട് തന്നെ ആഷു, അവിടന്ന് വന്നിട്ട് പറഞ്ഞു. പിന്നെ ഞങ്ങളാരെയും മൈന്‍ഡ് ചെയ്തില്ല. മൈന്‍ഡ് ചെയ്യരുതെന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് socialize ചെയ്യാന്‍ വരുന്ന സ്ഥലമല്ല, ഇവിടെ വച്ച് സ്വന്തം അനിയനെ കണ്ടാലും, കണ്ട ഭാവം നടിക്കരുത്. അവന്‍ ടിക്കെറ്റെടുക്കാന്‍ പോയ ഗാപ്പില്‍ ഞാന്‍ പുറത്തെ കടയിലേക്ക് പോയി. കുടിക്കാന്‍ വല്ലതും വാങ്ങണ്ടേ, അതിനകത്ത് കടകളൊന്നും ഇല്ല. രണ്ട് ടിന്‍ കോളയും, രണ്ട് പാക്കറ്റ് ലെയ്സും, പിന്നെ ഇച്ചിരി ഗ്രീന്‍പീസ്‌ വറുത്തതും വാങ്ങി വന്നു. ഇതെല്ലാം കൊണ്ട് ഞാന്‍ തിയേറ്ററിന്‍റെ മുന്നിലെത്തിയപ്പോള്‍ കണ്ട കാഴ്ച, കുറെ അറകകളുമായി സംസാരിച്ച് നില്‍ക്കുന്ന ആഷുവിനെയാണ്. ഐ ആള്‍സോ ഫീല്‍ ഷേം ഓണ്‍ ഹിം. ഇത്രേം സ്റ്റാന്‍ഡെര്‍ഡ് ഉള്ള എന്‍റെ ഫ്രണ്ട്, കണ്ട ലോക്ലാസ്സുകളുമായി സംസാരിച്ച് നില്‍ക്കുകയോ? അതും ആരോടും മിണ്ടരുതെന്ന് എന്നോട് പറഞ്ഞിട്ട്. അണ്‍‍സഹിക്കബിള്‍. പക്ഷെ എന്നെ കണ്ടതും, എല്ലാ അവന്മാരും കൂടെ ചിരി തുടങ്ങി. “ഡാ മണ്ടാ, ഇത് നിന്‍റെ വീടല്ല, ഇതൊക്കെ കൊണ്ടാണാടാ A പടം കാണാന്‍ വരുന്നത്?” കയ്യിലുള്ള സാധനങ്ങള്‍ കണ്ടാണ്‌ ലവന്മാര് ചിരിക്കുന്നത്. എനിക്കാണെങ്കില്‍ നല്ല ദേഷ്യം വന്നു. “പിന്നെ? എനിക്ക് കഴിക്കാനും കുടിക്കാനും നീ വാങ്ങിത്തരോ? വല്ല പോടെര്‍ക്കാ അവടന്ന്………..” കൂടുതല്‍ ഡയലോഗിന് സമയം കിട്ടിയില്ല, പടം തുടങ്ങാറായതായി അറിയിപ്പ് കിട്ടി, ഞങ്ങള്‍ അകത്തേക്ക് കയറി. അകത്ത് ബാല്‍ക്കണിയൊന്നും ഇല്ല, മുഴുവനും ഒറ്റ സീറ്റിങ്ങ് ആണ്. അതും പഴേ കുഷ്യന്‍ വച്ച മരക്കസേരകള്‍. കര്‍ട്ടന്‍ കെട്ടി, ലേശം ബള്‍ജ് ഉള്ള സ്ക്രീന്‍, മുകളില്‍ ആരോ തൂങ്ങിമരിച്ചപോലെ കിടന്ന് ആടുന്ന ഫാനുകള്‍. ഒറ്റ നോട്ടത്തില്‍ ഏതോ പുണ്യപുരാതന സിനിമാഹാളിലേക്ക്, സോറി, കൊട്ടകയിലേക്ക് കയറുന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. പാര്‍ക്കില്‍ കപ്പിള്‍സ് ഇരിക്കുന്നത് പോലെ, ആളുകളൊക്കെ ഒരുമിച്ചിരിക്കാതെ പലയിടത്തായി ചിതറിയിരിക്കുന്നു. “കൊള്ളാല്ലോ ആഷൂ കളി…. ഇതെന്താണ്, എല്ലാര്‍ക്കും തൊട്ടാല്‍ പകരുന്ന വല്ല അസുഖവും ഉണ്ടോ?” ഞങ്ങള്‍ പതുക്കെ, മാന്യനെന്ന് തോന്നിക്കുന്ന ഒരു മനുഷ്യന്‍റെ കുറച്ച് അടുത്തായി ചെന്നിരുന്നു. ഞങ്ങളവിടെ ഇരുന്നതും, അത് ഇഷ്ടപ്പെടാത്ത പോലെ അയാള്‍ എണീറ്റ്‌, ഒരു നോട്ടവും നോക്കി നാലഞ്ച് റോ അപ്പുറം പോയിരുന്നു.. ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി. എന്ത് പണ്ടാരേലും ആവട്ടെ, തല്‍ക്കാലം പടം കാണാല്ലോന്ന് കരുതി അവിടെത്തന്നെ ഇരുന്നു. “ഉം…” അവനൊന്ന് ആലോചിച്ചു. “പ്രേമം, ദാരിദ്ര്യം, അവിഹിതം… പിന്നെ വേലക്കാരി… ഇതൊക്കെത്തന്നെയായിരിക്കും…” ഞങ്ങള്‍ രണ്ടാളും, പടത്തിന്‍റെ പോസ്റ്റര്‍ പോലും നോക്കീട്ടില്ലെന്ന കാര്യം അപ്പഴാണ് സത്യത്തില്‍ ഓര്‍മ്മ വന്നത്. എന്ത് കുന്തത്തിനാണാവോ വന്ന് തലവച്ചത്. പക്ഷെ പടം തുടങ്ങിയപ്പോ ഞങ്ങള്‍ ശരിക്കും ഞെട്ടി. ടൈറ്റില്‍സൊക്കെ പെട്ടെന്ന് ഓടിച്ച് വിടുന്നു, ഒരുമാതിരി മരണവീട് പോലുള്ള മ്യൂസിക്കുമായി കുറച്ചുനേരം പ്രകൃതിഭംഗിയൊക്കെ കാണിച്ചിട്ട് നേരെ പോകുന്നത് ഒരു കുളിസീനിലേക്ക്. അതാണെങ്കില്‍ നേരത്തെ കാണിച്ച പ്രകൃതിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലത്തുള്ള കുളിയും. ഇതിനിടെ ഞാന്‍ കഴിച്ചുകൊണ്ടിരുന്ന ലെയ്സ് തീര്‍ന്നു. ഞങ്ങള്‍ വീണ്ടും മുഖത്തോടു മുഖം നോക്കി. കിന്നാരത്തുമ്പികള്‍, എണ്ണത്തോണി, ഡ്രൈവിങ്ങ് സ്കൂള്‍ പോലുള്ള ലോകോത്തര ക്ലാസിക്കുകള്‍ മുന്‍പ് സീഡി ഇട്ട് കണ്ട ഓര്‍മ്മയില്‍, അങ്ങനെ ഒരു softcore സിനിമ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ സത്യത്തില്‍ ഇരുന്നത്. പക്ഷെ അവിടെ കണ്ടത് ഒരു മൊണ്ടാഷ് പോലെ, നിരതെറ്റി വരുന്ന രംഗങ്ങളുടെ പ്രഹേളികയായിരുന്നു. ‘ഇനി പ്രൊജക്ടര്‍ക്ക് കട്ട് ചെയ്തപ്പോ തെറ്റിയത് വല്ലതുമായിരിക്കോ?’ പക്ഷെ ഒരാള് പോലും എണീക്കുന്നതോ, പ്രതികരിക്കുന്നതോ കാണുന്നില്ല. എല്ലാരും മിണ്ടാതെ അതും കണ്ട്‌ ഇരിപ്പാണ്. ‘പ്രതികരണ ശേഷിയില്ലാത്ത ഇത്തരം പ്രേക്ഷകരാണ് മലയാള സിനിമയുടെ ശാപം.’ പക്ഷെ അധികം വൈകും മുന്‍പ് പ്രതികരണ ശേഷി ശരിക്കും മനസ്സിലായി, ഇതിനിടെ, എങ്ങിനെയോ, ഏതോ ഒരു ലൈറ്റ് ഓണായപ്പോ ഇന്നേവരെ കേള്‍ക്കാത്ത നാലഞ്ച് വൃത്തിയുള്ള വാചകങ്ങള്‍ കേട്ടു. ഒരുവിധം റേപ്പ് സീന്‍ കഴിഞ്ഞപ്പോ ദേ വരുന്നു അടുത്ത കുളിസീന്‍. അതാണെങ്കിലോ, ജാംബവാന്‍റെ കാലത്ത് ഷൂട്ട്‌ ചെയ്തതാണെന്ന് നിസ്സംശയം പറയാം. അതിനും മാത്രം സ്ക്രാച്ചും, പുള്ളികളും ഉണ്ടായിരുന്നു ആ റീലില്‍. “നമ്മളെക്കാള്‍ പ്രായമുള്ള ബിറ്റാണ്, ഒന്ന് ബഹുമാനിച്ചേക്കാം..” “അയാള്‍ടെ എക്സ്പ്രഷന്‍സ് ഒന്നും പോര, ആന കരിമ്പിന്‍കാട്ടില്‍ കയറിയത് പോലെയാണ് ഇതിനൊക്കെ വരുന്നത്.” “ആ പെണ്ണിന്‍റെ ചിരികണ്ടാത്തന്നെ അറിയാം സംവിധായകന്‍ പറഞ്ഞിട്ട് ചെയ്യുന്നതല്ലാന്ന്.” “പണ്ടൊക്കെ സര്‍ക്കസില് ആന വരുമ്പോഴുള്ള മ്യൂസിക്ക് ആയിര്ന്നല്ലോ, ഇപ്പൊ മൊത്തം ക്ലാസ്സിക് സിംഫണികള്‍ ആക്കിയോ… ഇടയ്ക്ക് യാനിയുടെ ഒരു നമ്പര്‍ ഒക്കെ പ്ലേ ചെയ്യുന്നുണ്ടായിരുന്നു…” കണ്ട് ആസ്വദിക്കാന്‍ ഇതൊന്നും നെറ്റില്‍ കിട്ടാത്ത സാധനങ്ങള്‍ അല്ലല്ലോ. അങ്ങനെ ചിരിച്ചും, കുറ്റം പറഞ്ഞും ഒരു മുക്കാല്‍ മണിക്കൂറിലധികം കഴിഞ്ഞെന്ന് തോന്നുന്നു. പെട്ടെന്ന് സ്ക്രീന്‍ ഓഫായി, ആരോ വാതില് തുറന്നു. “ഡാ ഇന്‍റര്‍വെല്ലായി…നമുക്ക് യൂറിനില്‍ പോയിട്ട് വരാം…” ഹാളിന്‍റെ ഡോര്‍ തുറന്നതും, കുറേയെണ്ണം ഓട്ടമത്സരത്തിന് വിസിലടിച്ച പോലെ ചടപടാന്ന് ഇറങ്ങി ഓടുന്നത് കണ്ടു. ഞങ്ങള്‍ പുറത്ത് ചെന്നപ്പോ കണ്ട കാഴ്ച, ഹാളില്‍ നിന്ന് ഇറങ്ങിയവരൊക്കെ ഗേറ്റ് കടന്ന്, തിരിഞ്ഞ് പോലും നോക്കാതെ വച്ച് പിടിക്കേണ്. “ഇവന്മാര്‍ക്കൊന്നും ബാക്കി കാണണ്ടേ? ഇന്‍റര്‍വെല്ലല്ലേ ആയിട്ടൊള്ളൂ…” തലചൊറിഞ്ഞ് കൊണ്ട് അവന്‍ മറുപടി പറഞ്ഞു. അപ്പഴാണ്, നേരത്തെ എന്നെ കളിയാക്കിയ ഒരുത്തന്‍ ഞങ്ങളുടെ പിന്നാലെ ഇറങ്ങി വന്നത്. “ഇതെന്താടാ…. നീ വല്ല മൂലയ്ക്കും ആണാ പോയിരുന്നത്? ഫാനിന്‍റെ അടീലെ സീറ്റൊന്നും കിട്ടീലെ?” ആ മുഖത്തെ വിയര്‍പ്പുകണങ്ങളും നോക്കിയുള്ള ആഷുവിന്‍റെ ചോദ്യത്തിന്, അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരുമാതിരി ആക്കിയ ഒരു ചിരിയും ചിരിച്ച്, പുറത്ത് വച്ചിരുന്ന സൈക്കിളും എടുത്ത് അവന്‍ റോഡിലേക്ക് പോയി. ഈ സമയം ഞാന്‍ വേറൊരു കാഴ്ച കാണുകയായിരുന്നു. നിസ്സാര സമയം കൊണ്ട് പുറത്തിറങ്ങിയവര്‍ മൊത്തം പലവഴിക്കായി പിരിഞ്ഞു പോകുന്നു, ഹാളിനകത്ത് ഇപ്പോള്‍ ഒരു പട്ടിക്കുഞ്ഞ്‌ പോലുമില്ല. അടുത്ത ഷോയ്ക്കുള്ള ടിക്കെറ്റിനായി, പുറത്ത് ആളുകള്‍ ക്യൂവിലേക്ക് കയറി നില്‍ക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഓരോരുത്തരായി ടിക്കെറ്റും വാങ്ങി വീണ്ടും ഹാളിനകത്തേക്ക് കയറുന്നു. “ഇതെന്ത് പാട്? പടം തീരാനായിട്ട് അതില്‍ ഒരു തീരുമാനം പോലും ആയില്ലല്ലോ?” ഞങ്ങളുടെ ശരിക്കുള്ള സ്വഭാവത്തിന് പോയി ചോദിക്കേണ്ടതാണ്. പക്ഷെ സ്ഥലവും, സന്ദര്‍ഭവും ഇച്ചിരി പെശകായത് കൊണ്ട്, നൈസായിട്ട് അവിടന്ന് സ്കൂട്ടായി. ലെയ്സും തിന്ന്, വെള്ളവും കുടിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടെ, അവന്‍, പതുക്കെ ആത്മഗതം പറയാന്‍ തുടങ്ങി. “എന്ത് പണ്ടാരത്തിനാ കാണിക്കാത്ത സിനിമയുടെ പോസ്റ്റര്‍ അടിച്ച് ഇറക്കുന്നത്? ചുമ്മാ കാശ് കളയാനോ?” “ഇതിപ്പോ ഒരു ദിവസം അഞ്ച് – എട്ട് കളികളെങ്കിലും ഉണ്ടാവും… എന്ത് കാശാല്ലേ അവന്മാര് ഉണ്ടാക്കുന്നത്….” അവിടന്ന് വീട്ടിലേക്ക് ഏതാണ്ട് പതിനഞ്ച് മിനിറ്റ് നടക്കേണ്ടതുണ്ടായിരുന്നു. ആദ്യത്തെ പത്ത് മിനിറ്റ് ഞങ്ങള്‍ സംശയങ്ങളൊക്കെ ചര്‍ച്ച ചെയ്ത് നടന്നെങ്കിലും, അവസാനത്തെ അഞ്ച് മിനിറ്റ് ആയപ്പോള്‍, ബാധ കേറിയത് പോലെ കലശലായ ഭയം, അവനെ പിടികൂടാന്‍ തുടങ്ങി. “അറിഞ്ഞ് കാണോ? വീട്ടില്‍ അറിഞ്ഞ് കാണോ?” “അറിഞ്ഞാലെന്താ….” ഞാന്‍ പറഞ്ഞു. “നീയല്ലേ നേരത്തെ പറഞ്ഞത് നമ്മള് പിള്ളേരല്ല, പ്രായം പതിനെട്ടായീന്നൊക്കെ. പിന്നെന്തിനാ പേടിക്കുന്നത്?” “പേടിയുണ്ടായിട്ടല്ല…. എന്നാലും ഒരു… ഒരു…… നമ്മള് കണ്ട ആസിഫെങ്ങാനം, ആരോടേലും പറഞ്ഞ് കൊടുക്കോ അവന് നമ്മളോട് നല്ല കലിപ്പുള്ളതല്ലേ…. അവന്‍റെ പോക്ക് കണ്ടിട്ട്…..” “കള്ളപ്പന്നീ…..” അവന്‍റെ ഡയലോഗ് തീര്‍ക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. “നീ ഒറ്റ ഒരുത്തനാണ് എന്നെ ഇതീക്കൊണ്ടന്ന് ചാടിച്ചത്… എന്നിട്ടിപ്പോ പേടിപ്പിക്കുന്നോ?” അപ്പോഴേക്കും ഞങ്ങള്‍, അവന്‍റെ വീടിന് മുന്നിലേക്ക് എത്താറായി. പറഞ്ഞതൊക്കെ ആലോചിക്കുമ്പോ എനിക്കും ചെറുതായി പേടി വന്ന് തുടങ്ങിയിരുന്നു. കൂടെ കളിച്ചുവളര്‍ന്നവരില്‍ ഭൂരിഭാഗവും പത്തിനും, പന്ത്രണ്ടിനും ശേഷം പഠിപ്പ് നിര്‍ത്തിയപ്പോള്‍, ഒറ്റയ്ക്ക് പോയി കോളേജില്‍ ചേര്‍ന്ന് ജോലിയെടുത്ത് പഠിക്കുന്ന ഒരു ‘നല്ലവനായ ഉണ്ണി’ ഇമേജ് എനിക്ക് നാട്ടില്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ പഴയ കൂട്ടുകാര്‍ക്ക് ഒന്നും എന്നെ കണ്ണെടുത്താല്‍ കണ്ടൂട, ചാന്‍സ് കിട്ടിയാല്‍ പാരവയ്ക്കും എന്നത് നൂറുശതമാനം ഷുവറാണ്. “ഒരു കാര്യം ചെയ്യാം…” ഞാന്‍ പറഞ്ഞു. “നമ്മളെ ഒരുമിച്ച് കണ്ടു എന്നായിരിക്കില്ലേ അവന്‍ എല്ലാരോടും പറഞ്ഞിരിക്കുക. ഞാന്‍ ഇപ്പൊ നിന്‍റെ വീട്ടിലേക്ക് ചെന്നിട്ട് നിന്നെ അന്വേഷിക്കാം, നീ എന്‍റെ വീട്ടിലേക്ക് ചെന്ന് എന്നെയും അന്വേഷിക്കണം. നമ്മളിന്ന് പരസ്പരം കണ്ടിട്ടേയില്ലാന്ന് വേണം പറയാന്‍. ഇന്ന് നമ്മള്‍ ഒരുമിച്ചായിരുന്നില്ലാന്ന് അവര്‍ക്ക് തോന്നിയാത്തന്നെ ബാക്കി നമ്മള് പറയുന്നത് വിശ്വസിച്ചോളും.” അവന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ നേരെ അവന്‍റെ വീട്ടിലേക്ക് കയറി. പെട്ടെന്ന് കയറിച്ചെന്ന എന്നെക്കണ്ട് അവന്‍റെ ഉമ്മ ഞെട്ടി. “ങ്ങേ… അവന്‍ അപ്പൊ അവന്‍ മോന്‍റെ കൂടെ വന്നില്ലേ?” “ഇല്ലല്ലോ… ഇന്ന് എഡ്വിന്‍റെ ചേച്ചീടെ കല്യാണല്ലേ. ഉച്ചക്ക് കല്യാണത്തിന് പോകാന്‍ വരാന്ന് പറഞ്ഞതാണ്. അതിനിടക്ക് അവന്‍ ഇത് എവിടെപ്പോയി വിളിച്ചിട്ട് ഫോണ്‍ പരിധിക്ക് പൊറത്ത്……” “ആവോ…. അവന്‍ രാവിലെ പോയതാണ്…. ഞാന്‍ വിചാരിച്ച് മോന്‍റെ കൂടെ വന്നതാന്ന്…” ഉമ്മാക്ക് ആകെ കണ്‍ഫ്യൂഷനായി, പക്ഷെ അവന്‍റെ ഇളയ അനുജത്തി നസ്രി ഞങ്ങളെ രാവിലെ ഒരുമിച്ച് കണ്ടിരുന്നു. “അല്ലാ… നിങ്ങള്‍ ഒരുമിച്ചല്ലേ രാവിലെ ഇവിടന്ന് പോയത്….” അവള്‍ പതുക്കെ വന്ന് ചോദിച്ചു. അപ്പോഴേക്കും എനിക്ക് ചായയെടുക്കാന്‍ ഉമ്മ അകത്തേക്ക് പോയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. ഞാനവളെ ആട്ടിയോടിച്ചു. ഭാഗ്യത്തിന് അവള്‍, ഉമ്മയോട് ഒന്നും പറഞ്ഞില്ല. അങ്ങനെ ചായയും മോന്തി ഇരിക്കുന്നതിനിടെയാണ്, ഫോണിലേക്ക് അവന്‍റെ sms വരുന്നത്. അങ്ങനെ ഗ്ലാസും അവിടെ വച്ച് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി, അവന്‍റടുത്തേക്ക് ചെന്നു. “നീ വേഗം പോയി വല്ലോം കഴിച്ചിട്ട് റെഡിയായിട്ടിരുന്നോ, നമുക്ക് ഇന്ന് വല്ല നല്ല പടത്തിനും പോകാം. ഈ കണ്ടതിന്‍റെ ഹാങ്ങോവര്‍ ഒന്ന് മാറട്ടെ.” അവന്‍ ഭയങ്കര സന്തോഷത്തിലാണത് പറഞ്ഞത്, ആരും ഒന്നും അറിഞ്ഞിട്ടില്ലല്ലോ. അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു. ഉച്ചയ്ക്ക് നല്ല നെയ്ച്ചോറും, ബീഫും കഴിച്ച്, ക്ഷീണിച്ച് റൂമിലേക്ക് വന്നപ്പഴാണ് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണെടുത്ത് നോക്കുന്നത്, അവന്‍റെ ആറ് മിസ്സ്ഡ് കോള്‍സ്. വേഗം ഡ്രസ്സ്‌ മാറി അവന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍, മുറ്റത്ത് വച്ച് അവന്‍റെ അനിയന്‍ കയറി വട്ടം നിന്നു. ‍ “അങ്ങോട്ട്‌ ചെല്ലണ്ട, ഇക്കാക്കേടെ കാര്യം ഭയങ്കര സീനാണ്.” അതിനുള്ള മറുപടി പറഞ്ഞത് അവന്‍റെ ഉമ്മയായിരുന്നു. “മോനെ… മോന്‍ നേരത്തെ വന്നപ്പോ അവനെ കാണാതിരുന്നത് എന്താന്നറിയോ? ആ പട്ടി അജന്തേല് പടത്തിന് പോയിരുന്നതാണ്…” താടിക്കും കൈകൊടുത്ത് കൊണ്ട് ആ പാവം ഉമ്മ പറഞ്ഞു. മുഖത്ത് കുറെ നിഷ്കളങ്കതയും, അത്ഭുതവും പെട്ടെന്നെടുത്ത് തേച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. “ആ മോനെ… എന്നിട്ട് ഒരു നാണോം ഇല്ലാതെ വന്ന് കേറിയേക്കണ്, ഇങ്ങോട്ട്…” “അല്ലുമ്മാ…. ഇതാര് പറഞ്ഞ്? എന്നോടൊന്നും അവന്‍ പറഞ്ഞിരുന്നില്ല പോണ കാര്യം…………….” അവന്‍ പോയത് അറിഞ്ഞെങ്കില്‍ ഞാനും കൂടെയുണ്ടായിരുന്ന വിവരം ഉമ്മ അറിയണ്ടേ അതെന്താണാവോ അറിയാഞ്ഞത് എന്നറിയാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും അതിലിട്ട് ഇളക്കിയത്. “ആ തമ്പീടെ ചേട്ടനില്ലേ…. അയാള് കണ്ടെന്ന്, അവനും കൂട്ടുകാരും കൂടെ തിയേറ്ററിന്‍റെ അകത്ത് സംസാരിച്ച് നിക്കണത്. അയാളാണ് ഇവിടെ വന്ന് പറഞ്ഞത്… ബാപ്പ വരട്ടെ, ഇവനെ ശരിയാക്കണണ്ട് ഇന്ന്…..” “ഏ… ഏത് കൂട്ടുകാര്…. അതാരായിരുന്ന് ഉമ്മാ….” “ആ ആസിഫും പിന്നെ വേറാരോം… ഞാനൊരായിരം വട്ടം ഇവനോട് പറഞ്ഞിട്ട്ണ്ട്, ആ അറാംമ്പിറന്ന പിള്ളേരോട് കൂട്ട് കൂടരുതെന്ന്. അതെങ്ങനാ, പറഞ്ഞാ കേക്കണ്ടേ ഇവന്‍….” എനിക്ക് അവനെയൊന്ന് കാണണംന്നുണ്ടായിരുന്നു. പക്ഷെ ഉമ്മ സമ്മതിച്ചില്ല. “ഇല്ല മോനെ, ഇനി ഇവനെ ഒരു തീരുമാനം ആക്കാണ്ട്‌ പുറത്ത് വിടൂല. മോനേം അവന്‍ പറ്റിച്ചില്ലേ, കല്യാണത്തിന് പോകാന്ന് പറഞ്ഞ് മോനെ ഇവിട വിളിച്ച് വരുത്തീട്ടല്ലെ അവന്‍ ഈ വൃത്തികേട് കാണാന്‍ പോയത്.” പതുക്കെ ഞാന്‍ തിരികെ നടന്നു. ഭാഗ്യം, എന്‍റെ വീട്ടില്‍ സീനൊന്നും ഇല്ല. ഞാന്‍ കോള വാങ്ങാന്‍ പോയ ഗ്യാപ്പിനായിരിക്കണം തമ്പീടെ ചേട്ടന്‍ അതിലെ പാസ്‌ ചെയ്തതും, അവനെ കണ്ടതും. കോള വാങ്ങാന്‍ ആ സമയത്ത് തോന്നിപ്പിച്ച ദൈവത്തിന് സ്തുതി. പക്ഷെ കോമഡി ഇതൊന്നുമല്ല. അന്നത്തെ ദിവസം, ബ്ലൂഫിലിം കണ്ടതിന്‍റെ പേരില്‍ അവിടെ പിടിയിലായത് ആഷു മാത്രമായിരുന്നില്ല. അതായത്, പ്ലേ ചെയ്യുമ്പോള്‍ ആ പ്ലെയറിന് ചുറ്റും, നിശ്ചിത ഏരിയയ്ക്ക് അകത്തുള്ള ടീവികളില്‍ വയര്‍ കണക്ഷന്‍ ഇല്ലാതെ സീഡി കാണാന്‍ പറ്റും. സാധാരണ AV ഇട്ടാലേ അത് കാണൂവെങ്കിലും, ചില ടീവികളില്‍ ചില ചാനലുകളുടെ ഇടയില്‍ക്കയറി വരാറുണ്ട്. അതുപോലെ അടുത്തുള്ള ടീവികളില്‍, ചുമ്മാ grains വന്ന് കണ്ടുകൊണ്ടിരിക്കുന്ന ചാനല്‍ മിന്നാന്‍ തുടങ്ങും. അപ്പോത്തന്നെ മനസിലാക്കാം, ആരോ, cordless പ്ലെയറില്‍ സീഡി ഇട്ടിട്ടുണ്ടെന്ന്. ബോധമുള്ളവര്‍ എല്ലാം ഫ്രീയായി ആ സീഡി കാണാന്‍ വേണ്ടി ചാനല് മാറ്റി AV നോക്കും. മട്ടാഞ്ചേരി പോലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത്, അടുത്തടുത്ത് എത്ര വീടുകളും, എത്ര ടീവികളും ഉണ്ടാകും എന്ന് ഊഹിക്കാലോ. മിനിട്ടുകള്‍ കൊണ്ട് പരിസരം മൊത്തമുള്ള ടീവികളില്‍ ബ്ലൂഫിലിം മിന്നിമാഞ്ഞു, അരമണിക്കൂറ് കൊണ്ട് കല്യാണത്തിന് പോയ വീട്ടുകാരും, കൂട്ടുകാരുടെ വീട്ടുകാരും എല്ലാം സംഭവസ്ഥലത്തേക്ക് പറന്നെത്തി, അങ്ങനെ ആ പിള്ളേരുടെ കാര്യത്തില്‍ ഒരു തീരുമാനമായി. “എന്നാലും പെട്ടപ്പോ ഞാന്‍ മാത്രേ പെട്ടൊള്ളൂന്ന് ഓര്‍ക്കുമ്പഴാണ് സങ്കടം.” “ആ ഒരു കാര്യത്തിലാണ് മോനെ എനിക്ക് സന്തോഷം എന്തായാലും നിന്‍റെ പ്ലാനായിരുന്നില്ലേ ഇതൊക്കെ. ആ കോള വാങ്ങിക്കാന്‍ പോയതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ട്. കോളയും വാങ്ങി വന്നപ്പോ ആ ആസിഫും ടീമും എന്തോ പറഞ്ഞതിന് നീയും ചിരിക്കുന്നുണ്ടാരുന്നല്ലോ. ഇപ്പൊ കണ്ടില്ലേ ആരാ പെട്ടതെന്ന്…..” “കോള വാങ്ങാന്‍ പോയതിനാ? നീയെന്ത് തേങ്ങേണ് ഈ പറയണത്….” “അതെ, അതുകൊണ്ടല്ലേ ആ തമ്പീടെ ചേട്ടന്‍ എന്നെ കാണാതെ നിന്നെ മാത്രം കണ്ടത്….” “ആ ബെസ്റ്റ്…… എടാ മണ്ടാ, നിനക്ക് തമ്പീടെ ചേട്ടനാരാന്ന് അറിയോ?” “അങ്ങനെ ഒരു മനുഷ്യന്‍ ഉള്ളതായിട്ടെങ്കിലും നീ കേട്ടിട്ടുണ്ടോ?” “പിന്നെ എങ്ങനാടാ അയാള്‍ക്ക് നിന്നെ അറിയുക…..” “പറഞ്ഞത് ശരിയാണല്ലോ….” ഞാന്‍ ചിന്തിച്ചു. “അപ്പോപ്പിന്നെ നിനക്ക് അയാളേം, അയാള്‍ക്ക് നിന്നേം, അതും നിന്‍റെ വീടടക്കം എങ്ങനെ അറിയാം ” “എടാ, അതാടാ ആ തെങ്ങുമ്മേ ചാരിനിന്ന മനുഷന്‍, ഞങ്ങടെ സ്കൂളിലെ വാച്ച്മാന്‍. ഞാന്‍ പോയി കളിയാക്കീലെ…..” “ആ കലക്കി…… അയാളാണാ തമ്പീടെ ചേട്ടന്‍….” “അല്ലാതെ പിന്നെ… വെറുതെ അവിടെ നിന്ന അയാള്‍ടെ അടുത്ത്ന്ന് ഞാന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പണി…. അതാണ്‌ ഏറ്റവും വിഷമം…” “എന്നിട്ട് നീ പറഞ്ഞോ, അയാള് A പടം കാണാന്‍ വന്നപ്പഴാണ് നിന്നെ കണ്ടത്. അല്ലാതെ വീട്ടില്‍ പറഞ്ഞപോലെ അതിലെ പോയപ്പോഴല്ലാന്ന്?” “ഞാന്‍ പറഞ്ഞടാ… അപ്പഴാണ് ശരിക്കും പണി പാളിയത്…..” “ഫുള്‍ടൈം വെള്ളമടിച്ച് നടക്കണ അയാള് വന്ന് പറഞ്ഞപ്പോ ഉമ്മ ആദ്യം വിശ്വസിച്ചില്ല, അതാണ് നീ വന്നപ്പോ നിന്നോടൊന്നും ചോദിക്കാതിരുന്നത്. പക്ഷെ എന്നോട് വന്ന് രണ്ട് തവണ കുത്തിക്കുത്തി ചോദിച്ചപ്പോ ഞാന്‍ പറഞ്ഞ്, അയാളും പടം കാണാന്‍ ഉണ്ടായിരുന്ന്, ഞാന്‍ കളിയാക്കിയതിന്‍റെ ദേഷ്യത്തില്‍ വന്ന് പറഞ്ഞതാണെന്ന്. അങ്ങനെയാണ് ഉമ്മാക്ക് ഉറപ്പായത്, ഞാന്‍ പടത്തിന് പോയ കാര്യം.” ഞാന്‍ ഫോണ്‍ മാറ്റിപ്പിടിച്ച് ഒരു പത്ത് സെക്കണ്ട് ചിരിച്ചു. ഓരോ പണികള്‍ വരുന്ന വഴിയേ.. “എന്തായാലും, നല്ലൊരു എക്സ്പീരിയന്‍സ് ആയില്ലേ ആഷൂ….” “പിന്നേ…. ബാപ്പ വന്നപ്പോ ശരിക്കും നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. പതിനെട്ട് വയസ്സായെന്ന കാര്യം പോലും ഓര്‍ക്കാതെ എന്നെ ഈര്‍ക്കിളിക്ക് തല്ലി…. എന്തായാലും ഒരു കാര്യം ഞാന്‍ ഉറപ്പിച്ചിട്ടുണ്ട്, ആ നാറിയെ ഞാന്‍ വെറുതെ വിടില്ല….” “ഡാ ആഷൂ…. ബാപ്പാനെയാണോ ഇങ്ങനൊക്കെ പറയുന്നത്…..” പിന്നെ ഞങ്ങള്‍ ഓരോ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞ്, ആ വിഷമങ്ങളൊക്കെ മറന്നു. ഏതാണ്ട് നാല്, നാലര മാസം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോ ഞാനൊരു വാര്‍ത്ത കേട്ടു; തമ്പീടെ ചേട്ടന്‍ വെള്ളമടിച്ച്, ബോധമില്ലാതെ തോട്ടില്‍ വീണ് കയ്യൊടിഞ്ഞെന്ന്. കൂട്ടുകാര്‍ എല്ലാവരും പറഞ്ഞത് അവന്‍ തന്നെ ചെയ്തതാണെന്നാണ്. പക്ഷെ എന്തോ, എനിക്ക് മാത്രം വിശ്വാസം വന്നില്ല. ആഷു വിചാരിച്ചാല്‍ പണികൊടുക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ലെങ്കിലും, ഒരാളുടെ കയ്യൊടിക്കാനുള്ള മനക്കട്ടിയൊന്നും അവനില്ലെന്ന് ഇന്നും എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. Previous ചൈനയില്‍ യാത്രാ ഇടവേളയ്ക്കിടെ പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടേയും ‘ഓര്‍ഗി പാര്‍ട്ടി’; പുലിവാല്‍ പിടിച്ച് വിമാനക്കമ്പനി (വീഡിയോ ചില ഫോട്ടോഷൂട്ടുകൾ ജനഹൃദങ്ങൾ കീഴടക്കിയെങ്കിൽ ചിലത് വലിയ വിവാദങ്ങളും ഫോട്ടോസ് കാണാം അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ കിടുലന്‍ ലൂക്കിൽ ചിത്രങ്ങള്‍ കാണാം അമ്പോ അഴക് ഏഴഴക് എന്നൊക്കെ പറഞ്ഞാൽ ഇതല്ലേ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ കാണാം ഈ ഒരു നോട്ടം കണ്ടാൽ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ല കിടിലൻ ചിത്രങ്ങള്‍ കാണാം വിമർശകർക്ക് പ്രവേശനം ഇല്ല പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ചിത്രങ്ങള്‍ കാണാം മനാമ: പാക്കിസ്ഥാന്‍ ക്ലബിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണ പരന്പരക്ക് പ്രൌഢോജ്ജ്വല പരിസമാപ്‌തി. സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ മുഹര്‍റം ദശദിന കാന്പയിന്‍ സമാപനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരിപാടിയുടെ സമാപന ദിനത്തിലാണ് സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിശ്വാസികള്‍ ഒഴുകിയെത്തിയത്. സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ പാക്കിസ്ഥാന്‍ ക്ലബ്ബ് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു (ജീവിതം സാക്ഷി പറയുന്നു) എന്ന ബാനറില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പര പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയുള്ള അവതരണമായിരുന്നതിനാല്‍ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടര്‍ന്നുള്ള കൂട്ടു പ്രാര്‍ത്ഥനയും അവസാനിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞത്. ഇഹലോകത്തെ ജീവിതം പരലോകത്ത് സാക്ഷിപറയുമെന്ന ചിന്തയോടെ നാം ജീവിക്കണമെന്നും തന്‍റെ സ്വകാര്യ നിമിഷങ്ങളെല്ലാം അല്ലാഹുവിന്‍രെ പ്രീതിയില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും ബാഖവി ഓര്‍മ്മിപ്പിച്ചു. സച്ചരിതരായ നമ്മുടെ പൂര്‍വ്വികര്‍ മറ്റുള്ളവര്‍ കാണാതെ, സ്വകാര്യ സമയങ്ങളില്‍ കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളിലും ദൈവ സ്മരണകളിലുമാണ് ജീവിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ സ്വകാര്യ നിമിഷങ്ങള്‍ ഹറാമായ(നിശിദ്ധമായ) രീതിയിലാണിന്ന് പുതുതലമുറ ചിലവഴിക്കുന്നതെന്നും ഇത് ബന്ധപ്പെട്ടവരെല്ലാം ഗൗരവമായി കാണണമെന്നും ബാഖവി പറഞ്ഞു. ദ്വിമുഖം കാണിക്കുന്ന കപടന്മാര്‍, അഹങ്കാരികള്‍, അസൂയവെക്കുന്നവര്‍, പുരുഷവേഷധാരിണികള്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍ തുടങ്ങി സ്വജീവിതം പരലോകത്ത് പ്രതികൂലമായി സാക്ഷിപറയുന്ന ഹതഭാഗ്യര്‍ ഏറെയുണ്ടെന്നും വിശ്വാസികള്‍ക്ക് അത്തരം സ്വഭാവങ്ങള്‍ പാടില്ലാത്തതാണെന്നും ബാഖവി വിശദീകരിച്ചു. മനസ്സില്‍ അഹങ്കാരം വളര്‍ന്നു തുടങ്ങിയാല്‍ അത് ഉടനെ തടയണമെന്നും ഇല്ലെങ്കില്‍ അത് മറ്റുള്ളവരെ നിന്ദിക്കാനും ധിക്കരിക്കാനും വരെ കാരണമാകും. സ്വഹാബികള്‍ക്കിടയില്‍ അഹങ്കാരം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നബി(സ) തന്നെ രംഗത്തിറങ്ങിയിരുന്നു. ശക്തനും പോരാളിയായ അലി(റ)ന് അദ്ധേഹത്തേക്കാള്‍ വലിയ ശക്തനും പോരാളിയും വേറെയുമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ നബി(സ) മുഖം മൂടി അണിഞ്ഞു അലി(റ)യുമായി പോരാടിയ ചരിത്രവും അദ്ധേഹം വിശദീകരിച്ചു. പ്രവാസികളാണെങ്കിലും സുകൃതങ്ങള്‍ ചെയ്യാന്‍ ധാരാളം അവസരങ്ങളിവിടെയുണ്ടെന്നും അല്ലാഹുവിന്‍െറ മുന്പില്‍ ഒഴിവുകഴിവുകള്‍ പറയാനാവില്ലെന്നും ഭൂമിയില്‍ നമുക്ക് ലഭിച്ച സമയവും ആരോഗ്യവും സന്പത്തും എങ്ങിനെ ചില വഴിച്ചുവെന്ന് അല്ലാഹു തീര്‍ച്ചയായും ചോദ്യം ചെയ്യുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും അതു നമുക്ക് നാശമാണെന്നും ബാഖവി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഗള്‍ഫില്‍ നല്ല ജോലിയില്‍ ഭാര്യയും മക്കളുമായി കഴിയുന്നവര്‍ തങ്ങളുടെ പഴയ കാലം ഓര്‍ക്കണം. അന്ന് ഗള്‍ഫിലേക്ക് പുറപ്പെടുന്പോള്‍ മാതാവ് നല്‍കിയ അനുഗ്രഹവും ഹൃദയാന്തരങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനയുമാണ് ഇന്നും നമുക്ക് ശക്തി നല്‍കുന്നത്. അത് നഷ്ടപ്പെട്ടാല്‍ എല്ലാം തകരും. അതിനാല്‍ ചെറുപ്പത്തില്‍ നമുക്ക് സാന്ത്വനം പകര്‍ന്ന മാതാപിതാക്കള്‍ക്ക് ഇന്ന് നാം സാന്ത്വനം പകരണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം ദിനത്തിലെ ചടങ്ങ്‌ സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി മുസ്ഥഫ അശ്റഫി കക്കുപ്പടി മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്‍ററിനെ കുറിച്ച് വിശദീകരിച്ചു.വൈ.പ്രസി. സലീംഫൈസി പന്തീരിക്കര അദ്ധ്യക്ഷത വഹിച്ചു. ഹബീബ് റഹ് മാന്‍ വേങ്ങൂര്‍ (ഷിഫ അല്‍ ജസീറ) ആശംസകളര്‍പ്പിച്ചു. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം വിലാസം: നൂതന വ്യവസായ പാർക്ക്, യാങ്കോ ട Town ൺ, ഷ ou ഗ്വാംഗ് സിറ്റി, ഷാൻ‌ഡോംഗ്, ചൈന (സോങ്‌സിൻ റോഡിന് തെക്ക്, ചുവാൻ‌ബോ റോഡിന് കിഴക്ക്) CH2O (H-CHO) എന്ന രാസസൂത്രത്തോട് കൂടിയ ഒരു കാർബണിക സംയുക്തമാണ് ഫോർമാൾഡിഹൈഡ്. ഏറ്റവും ലളിത ഘടനയോടു കൂടിയ ഒരു അൾഡിഹൈഡ് ആണ് ഇത്. പല രാസ സംയുക്തങ്ങളുടേയും ഒരു നിർമ്മാണത്തിലെ ഒരു പ്രധാന അഭികാരകമായ ഈ സംയുക്തം റസീനുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വ്യാവസായിക ലോകത്ത് ഒഴിച്ചുകൂടാനാവാത്ത ഫോർമാൾഡിഹൈഡ് മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്[10 11][12][13] ഫോർമാൾഡിഹൈഡിന്റെ ജലീയലായനിയാണ് ഫോർമാലിൻ. ഇതിന്റെ 40% പൂരിതലായനി 40% formaldehyde by volume or 37% by mass 100% ഫോർമാലിൻ" എന്നറിയപ്പെടുന്നു. ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:03, 31 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. Homesaudiarabiaസൗദിയില്‍ നിയമക്കുരുക്കിലകപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളികള്‍ തുണയായി സൗദിയില്‍ നിയമക്കുരുക്കിലകപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരികള്‍ക്ക് മലയാളികള്‍ തുണയായി ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മി, തമിഴ്‌നാട് സ്വദേശിനി പുഷ്പ എന്നിവരാണ് ദമ്മാമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ആസ്തമ മൂലം ജോലി ചെയ്യാനാകാത്തതിനാല്‍ സ്‌പോണ്‍സര്‍ ഉപേക്ഷിച്ച പുഷ്പ ആറ് മാസം മുമ്പാണ് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ എത്തുന്നത് മൂന്ന് മാസം കഴിഞ്ഞപ്പോള്‍, നവയുഗം ഭാരവാഹിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്‍റെ ഇടപെടലില്‍ പുഷ്പയ്ക്ക് നാട്ടിേലക്ക് മടങ്ങാനുള്ള എക്സിറ്റ് വിസ അടിച്ചു കിട്ടി. നാട്ടിലേക്ക് പോകാന്‍ ദമ്മാം വിമാനത്താവളത്തില്‍ എത്തിയ പുഷ്പയ്ക്ക് പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ച് വിമാനയാത്ര മുടങ്ങി. മഞ്ജു നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ അവരെ സഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. ഒരു മാസത്തോളം അവിടെ അവര്‍ക്ക് കഴിയേണ്ടി വന്നു. അസുഖം കുറഞ്ഞു പുഷ്പയെ ഡിസ്ചാര്‍ജ്ജ് ചെയ്തപ്പോള്‍ മഞ്ജു അവരെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി ശിശ്രൂഷിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ വെങ്കിടേഷ്, പുഷ്പയുടെ വീട്ടുകാരെ കണ്ടെത്താന്‍ സഹായിച്ചു. ഇതിനിടെ കാലാവധി തീര്‍ന്ന പുഷ്പയുടെ ഫൈനല്‍ എക്‌സിറ്റ് വിസ മഞ്ജുവിന്റെ ശ്രമഫലമായി പുതുക്കി. എന്നാല്‍ വിമാനത്തില്‍ തുണയായി പോകാന്‍ ആരെങ്കിലും ഉണ്ടെങ്കിലേ രോഗിണിയായ പുഷ്പക്ക് യാത്ര ചെയ്യാനാവൂ എന്ന അവസ്ഥ കാരണം യാത്ര നീണ്ടൂ. ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷ്മിയുടെ കേസ്, എംബസി അധികൃതര്‍ മഞ്ജു മണിക്കുട്ടനെ ഏല്‍പ്പിച്ചത് ഈ സമയത്താണ്. ദമ്മാമില്‍ എത്തിയ ലക്ഷ്മിയെ മഞ്ജു കൂട്ടികൊണ്ടു പോയി തന്‍റെ വീട്ടില്‍ താമസിപ്പിച്ചു. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ലക്ഷ്മിക്കും ഫൈനല്‍ എക്‌സിറ്റ് വിസ അടിച്ചു വാങ്ങാന്‍ മഞ്ജുവിന് കഴിഞ്ഞു. ലക്ഷ്മിക്കും പുഷ്പയ്ക്കും ഇന്ത്യന്‍ എംബസി വഴി ഔട്ട്പാസും മഞ്ജു വാങ്ങി നല്‍കി. ലക്ഷ്മിയുടെ കൂടെ പുഷ്പയെ നാട്ടില്‍ വിടാനുള്ള നടപടികള്‍ നവയുഗം ജീവകാരുണ്യവിഭാഗം പൂര്‍ത്തിയാക്കി. എല്ലാം പൂര്‍ത്തിയായി ലക്ഷ്മിയും പുഷ്പയും നാട്ടിലേയ്ക്ക് മടങ്ങി. 125 പവൻ ആഭരണങ്ങളുമായി ഒളിച്ചോടിയ നവവധു തിരികെ എത്തി തമിഴ്‌നാട്ടില്‍ കാലിമോഷണം തടയാന്‍ ശ്രമിച്ച എസ്.ഐ.യെ വെട്ടിക്കൊന്നു പുതുക്കി പണിത മങ്ങാട് ഖിളർ ജുമാ മസ്ജിദ് ഉദ്ഘാടനം live വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കി മധുവും മണവും പകര്‍ത്തി ആസ്വാദക ഭ്രമരങ്ങളെ ആവേശിതരാക്കുകയും ആകര്‍ഷിതരാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. എന്തുകൊണ്ട് വയലാറിനും ഭാസ്കരന്‍ മാസ്റ്റര്‍ക്കും ശേഷം, എന്നു ചോദിച്ചാല്‍ അതിനുത്തരം സര്‍ഗ്ഗവൈഭവത്തിലുള്ള എതെങ്കിലും ഏറ്റക്കുറച്ചില്‍ എന്നു തീര്‍ത്തുപറയാന്‍ പറ്റില്ല. ആദ്യത്തെ കാരണം കലാസപര്യ തുടങ്ങിയ കാലത്തിലുള്ള അന്തരം തന്നെ. കുറച്ചുകൂടി ആഴത്തില്‍ ആലോചിച്ചാല്‍ ഈ പറഞ്ഞവര്‍ തമ്മില്‍ ഏതെങ്കിലും ഒരു താരതമ്യ പഠനം ആവശ്യമാണോ എന്നുതന്നെ തോന്നിയേക്കാം, കാരണം ഭാവനയുടെ വിഹാരമണ്ഡലങ്ങള്‍ മൂവര്‍ക്കും വളരെ വ്യത്യസ്തങ്ങളായിരുന്നു. ഗന്ധര്‍വ്വനഗരങ്ങളും സ്വര്‍ഗ്ഗഗായികമാരും മറ്റും പോലെയുള്ള അഭൌമമായ കാവ്യബിംബങ്ങളുടെ വിഹാരരംഗമായിരുന്നു വയലാര്‍ ഗാനങ്ങള്‍. ഭാസ്കരന്‍ മാസ്റ്റര്‍ ആവട്ടെ, ഇങ്ങു താഴെ ഭൂമിയില്‍ സാധാരണക്കാരായ നാമെല്ലാം നിത്യവും കെട്ടു ഹൃദയത്തിലേറ്റി നടന്നിരുന്ന നാടന്‍ ശീലുകളും പഴമ്പാട്ടുകളും തന്റെ ഭാവനയുടെ പഞ്ചാരക്കുഴമ്പില്‍ മുക്കി പുതിയ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തി. ഇവരിരുവരെയും കുറിച്ച് ഈ ഒറ്റ വരിയില്‍ ഒരിക്കലും നിര്‍ത്തുവാനാകില്ല എന്ന ഉത്തമ ബോദ്ധ്യം വായനക്കാരെപ്പോലെ ഈ ലേഖികയ്ക്കും ഉണ്ട്. ഇക്കാര്യത്തില്‍ ഒരു വിശദമായ വിശകലനം പിന്നീടെയ്ക്കു മാറ്റിവച്ച് ഇന്നിവിടെ ശ്രീകുമാരന്‍ തമ്പിയുടെ ചില ഗാനങ്ങളിലേക്കൊന്നു നോക്കുവാന്‍ ശ്രമിയ്ക്കുകയാണ്. തമ്പിയുടെ ഗാനങ്ങള്‍ വയലാറില്‍ നിന്നും ഭാസ്കരന്‍ മാസ്റ്ററില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതിന് ഒരു പ്രധാനഘടകം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വളരെയധികം പ്രകടമായി കാണാവുന്ന ചില പ്രത്യേക കാവ്യബിംബങ്ങളാണ്. തന്റെ സ്വദേശമായ ഹരിപ്പാടും അതിന്റെ ചുറ്റുവട്ടങ്ങളും ജന്മദേശത്തോടുള്ള സ്നേഹസാക്ഷ്യങ്ങള്‍ പൊലെ നിരവധി ഗാനങ്ങളില്‍ തെളിഞ്ഞു നിറഞ്ഞു നില്‍ക്കുന്നു. മറ്റൊരു ഗാനരചയിതാവിലും കാണാനാവാത്ത ഈ പ്രത്യേകത മലയാളസിനിമാ ഗാനരചയിതാക്കളുടെ മുന്‍ നിരയില്ത്തന്നെ ആറാട്ടിനെഴുന്നള്ളി നില്‍ക്കുന്ന ഗജവീരന്റെ തലയെടുപ്പോടെ നില്‍ക്കാന്‍ തമ്പിയെ സഹായിക്കുന്നു.ശ്രീകുമാരന്‍ തമ്പി വരച്ചിട്ട കാവ്യചിത്രങ്ങളില്‍ ഈയൊരു പ്രത്യേകതയെ കൂടുതല്‍ അടുത്തറിയാനൊരു ശ്രമമാണ് ഇന്നിവിടെ നടത്തുന്നത്. എണ്ണമറ്റ സിനിമാഗാനങ്ങളെ മാറ്റി നിര്‍ത്തി ഈ അന്വേഷണത്തില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനം വഹിക്കാന്‍ അര്‍ഹമായ ഒരു ഉത്സവഗാനത്തിലാണ് ഈ ശ്രമം ആരംഭിക്കുന്നത്. - എന്നു തുടങ്ങുന്ന ഒരു നാടന്‍ ശീലാണ് ആ നാടിനെപ്പറ്റിയും അവിടുത്തെ വള്ളം കളിയെപ്പറ്റിയും പുറംദേശക്കാര്‍ക്കു പരിചയപ്പെടുത്തുവാന്‍ ഉള്ള അളവുകോല്‍ ആയിരുന്നത്. വെളുത്ത കത്രീന (1968) എന്ന ചിത്രത്തിലെ "ഒന്നാം കണ്ടത്തില്‍" എന്ന ഗാനത്തില്‍ ഇത് അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ഗാനം അത്ര പ്രചാരം നേടാത്തതുകൊണ്ടാവും പായിപ്പാട്ടാറും വള്ളംകളിയും ലോകപ്രശസ്തമാകാന്‍ 1983 ല്‍ ഇറങ്ങിയ തരംഗിണിയുടെ ഉത്സവഗാനങ്ങള്‍ വരെ കാത്തിരിക്കേണ്ടിവന്നത്. അതിലെ "പായിപ്പാട്ടാറ്റില്‍ വള്ളംകളി" എന്ന ഗാനം പുറത്തുവന്നതോടെ ദേശക്കാരും അന്യദേശക്കാരുമായ എല്ലാ മലയാളികളുടെയും മനസ്സില്‍ പ്രൌഢഗംഭീരന്മാരായ ചുണ്ടന്‍ വള്ളങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്രയും മത്സരവും ഇനിയൊരു ചിത്രത്തിന്റെയോ വിവരണത്തിന്റെയോ ആവശ്യമില്ലാതെ സ്ഥാനം പിടിച്ചു. കവിയുടെ മനസ്സില്‍ രൂഢമൂലമായ ആ ഗ്രാമീണചിത്രം കാരിച്ചാല്‍ ചുണ്ടനും, കാവാലംചുണ്ടനും, കോതേരിയും, ആ വലിയ ദിവാന്‍ജിയും മുന്‍ നിരയില്‍ എന്നു പാടുന്ന ആ വാക്ചിത്രം, തങ്ങളുടെയെല്ലാം മനസ്സിന്റെ സുവ്യക്തമായ ആവിഷ്കാരം പോലെ തന്നെ പായിപ്പാട്ടാറിന്റെ ഇരുകരകളിലുമുള്ള ദേശവാസികളെല്ലാവരും നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നു. മറഞ്ഞുപോയ ഒരു സുവര്‍ണ്ണകാലത്തിന്റെ സാക്ഷ്യങ്ങളായി 'ഒന്നാനാം ചുണ്ടന്നേലമരം പിടിക്കുന്ന പൊന്നിലും പൊന്നായ തമ്പുരാ'നും, അയാള്‍ പണ്ടേകിയ വെറ്റില തിന്ന ആ സുന്ദരി ചെറുമിയും ഒരു നിശ്വാസത്തിന്റെ കാറ്റേറ്റ് ഓര്‍മ്മകളില്‍ മയങ്ങുന്നു. ആട്ടക്കളങ്ങളിലെ ജയഭേരികളും കൂത്തമ്പലങ്ങളിലെ കലാസന്ധ്യകളും സമകാലീനരുടെ മനസ്സുകളില്‍ നഷ്ടബോധത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയര്‍ത്തുന്നു. പായിപ്പാട്ടാറ്റിലെ വള്ളംകളിയ്ക്കും അതിന്റെ പെരുമയ്ക്കും മൂന്നു കിലോമീറ്റര്‍ അകലെയുള്ള, തമ്പിയുടെ സ്വന്തം ഗ്രാമമായ, ഇന്നൊരു പട്ടണമായി പ്രൌഢിപേറുന്ന, ഹരിപ്പാട്ട് ചെന്നെത്തിയേ പറ്റൂ. കാരണം, ഹരിപ്പാട്ടമ്പലത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിന്റെ സ്മരണയ്ക്കാണ് പായിപ്പാട്ടാറ്റില്‍ വള്ളംകളി നടക്കുന്നത്. 'പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ ചുരുളനുമായി ഞാന്‍ വന്നപ്പോള്‍' എന്നു തമ്പി വീണ്ടും 'നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ' എന്ന ഗാനത്തില്‍ (പത്മവ്യൂഹം 1973) നായകനെക്കൊണ്ടു പാടിക്കുന്നു. കൌമാരക്കാഴ്ചകളിലെ ഏറ്റവും നിറം പിടിപ്പിച്ച ഓര്‍മ്മകളില്‍ ഒന്നാണു ചെറുവള്ളങ്ങളില്‍ കയറി വള്ളംകളി കാണാന്‍ പോകലും, കരയിലിരിക്കുന്ന പാവാടക്കാരികള്‍ കാണ്‍കെ തന്റെ ജലാഭ്യാസപാടവം പ്രദര്‍ശിപ്പിക്കലും. ചിങ്ങമാസത്തിലെ തിരുവോണം അവിട്ടം, ചതയം എന്നീ നാളുകളിലാണ് പായിപ്പാട്ടാറ്റിലെ വള്ളം കളി. തമ്പിയുടെ പാട്ടുകളില്‍ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ ഹരിപ്പാട്ടമ്പലവുമായി ബന്ധപ്പെട്ടവയാണ്. ഹരിപ്പാട്ടും പരിസരപ്രദേശങ്ങളിലും ഉള്ളവര്‍ക്ക് വളരെ പെട്ടന്നുതന്നെ ഈ ബിംബങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനും തദ്വാരാ അദ്ദേഹത്തെ തങ്ങളുടെ ദേശത്തിന്റെ തന്നെ പാട്ടുകാരനായി കണക്കാക്കുവാനും കഴിയുന്നു. ഒരുപാടു ഗാനങ്ങളുടെ വാക് ചിത്രത്തുന്നലുകളിലൂടെ ഹരിപ്പാട്ടമ്പലത്തിലെ ഉത്സവക്കാഴ്ചകള്‍ നിരനിരയായി കടന്നുപോകുന്നതു നമുക്ക് കാണാം തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം' എന്ന പ്രശസ്തമായ കണ്ണൂര്‍ ഡീലക്സിലെ (1969) ഗാനം ഇവയില്‍ മികച്ചതാണ്. മകരമാസത്തിലെ പൂയം നാളിലാണ് ഹരിപ്പാട്ടമ്പലത്തിലെ വിഖ്യാതമായ കാവടിയാട്ടം. ഈ കാഴ്ചയെ വാക്കുകളില്‍ ഒപ്പിയെടുത്ത് വിദഗ്ദ്ധനായ ചമയക്കാരനായി മാറുന്ന തമ്പി 'കണ്ണാടി പോലെ മിന്നുന്ന കാഞ്ചീപുരം സാരി ചുറ്റി, കവിത ചൊല്ലുന്ന കല്ലുമണിമാലകളും ചാര്‍ത്തി കണ്ണിനാല്‍ കണ്ണെറിയും' സുന്ദരിയെ ശ്രോതാവിനു മുന്നില്‍ അവതരിപ്പിക്കുന്നു. താന്‍ നേരിട്ടു കണ്ടനുഭവിച്ച കാഴ്ചകള്‍ ഗാനത്തിലൂടെ മനസ്സില്‍ നിറയുന്നതറിഞ്ഞ് അവന്‍ ആനന്ദഭരിതനാകുന്നു. വീണ്ടും ഉത്സവക്കാഴ്ചകള്‍ കണ്ണും മനസ്സും നിറയ്ക്കുന്നത് 'ആറാട്ടിന്നാനകള്‍ എഴുന്നള്ളു'മ്പോഴാണ് (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു 1973 ഒന്‍പതു ദിവസത്തെ ഉത്സവം കഴിഞ്ഞ് പത്താം നാള്‍ ആറാട്ടുമഹോത്സവം. ആയിരത്തിരി വിളക്കുതെളിയുന്ന ചുറ്റമ്പലം. അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വരക്കച്ചേരി, വേലക്കുളത്തിന്റെ കല്‍പ്പടവുകളില്‍ മെയ്യു കണ്ണാക്കിയവരുടെ അഭ്യാസപ്രകടനങ്ങള്‍. ആള്‍ത്തിരക്കിനിടയില്‍ അവളുണ്ടാവും. അവനും. തിരയുന്ന കണ്ണുകളില്‍ കണ്ടെത്തലിന്റെ പൂത്തിരി മിന്നാട്ടം. ഒരു നോട്ടത്തിന്റെ നിര്‍വൃതി. പറയാതെ പറയുന്ന ഒരായിരം കഥകളുടെ മായാലോകം. കടന്നുപോയ കാലത്തിന്റെ ഓര്‍മ്മയില്‍ കേള്‍വിക്കാരില്‍ ചിലര്‍ക്കു സുഖദമായ അനുഭൂതി, മറ്റു ചിലര്‍ക്കു ഹൃദയത്തിന്റെ കോണുകളില്‍ മിന്നിമറയുന്ന തേങ്ങല്‍. ജന്മനാടിന്റെ കാഴ്ചകളില്‍ ഇഴചേര്‍ത്ത് എത്ര പ്രണയരംഗങ്ങളാണ്‍ തമ്പി നമുക്കേകുന്നത്! 'ഒന്നാം കണ്ടത്തില്‍' എന്ന ഗാനത്തില്‍ പായിപ്പാട്ടാറിനൊപ്പം കോളോത്തു കാവും പ്രത്യക്ഷമാകുന്നു. തമ്പിയുടെ ജന്മഗൃഹത്തിനു വിളിപ്പാടകലെയുള്ള കോളോത്തു ഭഗവതിക്ഷേത്രവും കാവുമാണ് ഇത്. കുംഭമാസത്തിലെ കാര്‍ത്തികനാളിലെ താലപ്പൊലിയുത്സവം ഇന്നും നടക്കുന്നു. എന്നുമൊരോര്‍മ്മയായി ഗാനങ്ങളില്‍ കുട്ടനാട്ടിലെ ഈ കൊച്ചുഭഗവതീക്ഷേത്രം തമ്പിയുടെ തൂലിക എഴുതിവച്ചു. അശ്വതിയുത്സവത്തേരു കണ്ട് ആനക്കൊട്ടിലില്‍ നില്‍ക്കുന്ന കാമുകിയും അവളെ നോക്കി അമ്പലപ്പൊയ്കതന്‍ കരയില്‍ നില്‍ക്കുന്ന കാമുകനുമാണ് മറ്റൊരു മനോഹരചിത്രം. ഇത് നാം കാണുന്നത് ദിവ്യദര്‍ശനം (1973) എന്ന ചിത്രത്തിലെ 'കര്‍പ്പൂരദീപത്തിന്‍ കാന്തിയില്‍' എന്ന ഗാനത്തിലൂടെയാണ്. ഈ ഗാനം നമ്മെക്കൊണ്ടെത്തിക്കുന്നത് തീര്‍ച്ചയായും ഹരിപ്പാടിന്നു കുറച്ചകലെയുള്ള വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലേയ്ക്കുതന്നെ. അശ്വതിയുത്സവവും തേരുവലിയ്ക്കലും തിരക്കും ആളും ബഹളവും. അതിനിടയില്‍ അമ്പെയ്യും കണ്ണുകളുമായി കാമുകന്‍ അവനുമാത്രം തിരിച്ചറിയാന്‍ കഴിയുന്ന സന്ദേശമായി അവളുടെ ഓട്ടുവളക്കിലുക്കം. ചെട്ടികുളങ്ങര ഭരണിയും, അമ്പലപ്പുഴ വേലയും, അമ്പലപ്പുഴ പാല്‍പ്പായസവുമെല്ലാം ഇതര ദേശക്കാരായ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതില്‍ ശ്രീകുമാരന്‍ തമ്പിക്കു വലിയ സ്ഥാനമുണ്ട്. പ്രണയം മുഖ്യപ്രമേയമായിരുന്ന അക്കാലത്തെ സിനിമകളില്‍ തന്റെ പ്രണയഗാനങ്ങള്‍ക്ക് അനുയോജ്യമായ ചുറ്റുപാടുകളും പശ്ചാത്തലവുമൊരുക്കേണ്ട ബിംബങ്ങള്‍ ലഭിക്കുവാന്‍ തമ്പിക്ക് മറ്റൊരിടത്തും തിരയെണ്ടി വരുന്നില്ല. താന്‍ ജനിച്ചു വളര്‍ന്ന നാടും, നടന്ന നാട്ടുവഴികളും, കണ്ട കാഴ്ചകളും തന്നെ ധാരാളമായിരുന്നു. കലയുടെ കലവറകളായിരുന്ന കൂത്തമ്പലങ്ങളെ കുറിച്ചുള്ള പരാമര്‍ശവും അദ്ദേഹത്തിന്റെ ഒരുപാട് ഗാനങ്ങളില്‍ കാണാം. കൂത്തമ്പലത്തിലെ കൂടിയാട്ട കാഴ്ചകള്‍ കര്‍പ്പൂര ദീപത്തിന്‍, കൂടിയാട്ടം കാണാന്‍ (ആനന്ദം, പരമാനന്ദം 1977) തുടങ്ങിയ ഗാനങ്ങളിലുമുണ്ട്. ഉടഞ്ഞ കുപ്പിവളകളുടെ ഓര്‍മ്മയുണര്‍ത്തുന്ന കൂത്തമ്പലങ്ങള്‍ 'കൂത്തമ്പലത്തില്‍ വച്ചോ അപ്പു 1990) എന്ന ഗാനത്തിലും നമുക്കു കാണാം. ഒരുപക്ഷേ ശ്രീകുമാരന്‍ തമ്പി, ഈ ഗാനങ്ങളെല്ലാം തന്റേതാണെന്ന് പറയാതെ പറയുന്ന അടയാളങ്ങളാണ് ഈ പദാവലികള്‍. ഒന്‍പതാം ഉത്സവം, ആനക്കൊട്ടില്‍ തുടങ്ങിയ പദപ്രയോഗങ്ങളും തമ്പിയ്ക്കു മാത്രം അവകാശപ്പെട്ടവയായി ഇന്നോളം നില്ക്കുന്നു. അതു പോലെ തന്നെയാണ് ഒരു പക്ഷേ ഭൂരിപക്ഷം വരുന്ന സാധാരണ മലയാളികളും ഒരിക്കല്‍പ്പോലും കേള്‍ക്കുകയില്ലായിരുന്ന കലാകാരന്മാരുടെ പേരുകള്‍ അദ്ദേഹം തന്റെ രചനകളില്‍ അസാമാന്യ വൈഭവത്തോടെ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. കഥകളി ആചാര്യന്മാരായ ഹരിപ്പാട്ട് രാമകൃഷ്ണന്‍, ഗുരു ചെങ്ങന്നൂര്‍, കുടമാളൂര്‍, ചെണ്ട വിദ്വാന്‍ ശ്രീ വാരണാസി നാരായണന്‍ നമ്പൂതിരി ഉത്തരാസ്വയംവരം – ഡേഞ്ചര്‍ ബിസ്കറ്റ് 1969 നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ (ആലപ്പുഴപ്പട്ടണത്തില്‍ – ബന്ധുക്കള്‍ ശത്രുക്കള്‍ 1993) എന്നിവരുടെ പേരുകള്‍ ഇനി ഒരു ചരിത്രാഖ്യാനത്തിലും ഇല്ലെങ്കിലും തമ്പിയുടെ ഗാനങ്ങളിലൂടെ അനശ്വരത നേടിയെടുക്കുന്നു. ഇവിടെ വെറും പേരുകള്‍ കൊണ്ടുള്ള കസര്‍ത്തല്ല കാണുവാന്‍ കഴിയുക. ആത്മാവിന്റെ തന്നെ ഭാഗമായിത്തീര്‍ന്ന ചില കാഴ്ചകള്‍ താനറിയാതെ ഭാവനയില്‍ അലിഞ്ഞൊഴുകിയതാവാം. കൂടാതെ ജീവിതയാത്രയില്‍ നേര്‍ക്കാഴ്ചകള്‍ കാണിച്ചവര്‍ക്കുള്ള ഗുരുസ്മരണയുമാവാം. ഹരിപ്പാടിന്റെ വിശേഷങ്ങള്‍ പറഞ്ഞതും അമ്പലപ്പുഴ വേല കാണിച്ചു തന്നതും ശ്രീകുമാരന്‍ തമ്പി. ആലോലമണിത്തിരകളില്‍ നടനമാടുന്ന ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടന്‍ വള്ളവും, ചെട്ടികുളങ്ങര ഭരണിയും തേരോട്ടവും കാണിച്ചുതന്നതും തമ്പി തന്നെ. ആലപ്പുഴപ്പട്ടണത്തില്‍ അതിമധുരം വിളമ്പിനടന്ന കാലങ്ങള്‍ സ്മൃതിമധുരം, മധുരോദാരം. ഇവയെല്ലാം കടന്നു നാമെത്തുന്നതോ? കേളികൊട്ടുയരുന്ന, കേളീകദംബം പൂക്കുന്ന കേരളത്തിരുമുറ്റത്ത്. കവിയുടെ മനസ്സില്‍ കനകാംബരങ്ങള്‍ പൂമഴ പൊഴിയ്ക്കുന്ന കേരളത്തിരുമുറ്റത്ത്. തിരുവോണപ്പുലരി തിരുമുല്‍ക്കാഴ്ചയുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന തിരുമുറ്റത്ത്. അവിടെ കാറ്റുമ്മവയ്ക്കുന്ന മരച്ചില്ലകള്‍ക്ക് പിന്നില്‍ ഒളിച്ചു നില്ക്കുന്ന പ്രഭാതസൂര്യനുണ്ട്. ഒരുപാടൊരുപാട് ഗതകാലസ്മരണകളുണ്ട്. എല്ലാം നമ്മളും കവിയും ഒരുമിച്ചു നടന്നവയും അറിഞ്ഞവയും തന്നെ. പക്ഷേ കവിയ്ക്കു മാത്രമേ ആ സ്മരണകളില്‍ ചിത്രപ്പണി ചെയ്ത് വരുംതലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കാനും നല്‍കാനും കഴിയൂ. അവിടെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രസക്തി. ആദ്യം ചോദിച്ച ചോദ്യം വീണ്ടുമുയരുകയാണ്. മറക്കാന്‍ കഴിയുമോ? തമ്പി നമ്മുടെ മനസ്സില്‍ വരയ്ക്കും വര്‍ണ്ണചിത്രങ്ങള്‍ മറക്കാന്‍ കഴിയുമോ? നെയ്യാറ്റിന്‍കര: കേരള വാട്ടര്‍ അഥോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) നെയ്യാറ്റിന്‍കര വാട്ടര്‍ അഥോറിറ്റി ഡിവിഷന്‍ ഓഫീസിനു മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്‍ ഉദ്ഘാടനം ചെയ്യും. വാട്ടര്‍ അഥോറിറ്റിയെ സാന്പത്തികമായി തകര്‍ത്ത് അസ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളും ശന്പള പരിഷ്കരണം അട്ടിമറിക്കലുമടക്കം നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തെ 50 വാട്ടര്‍ അഥോറിറ്റി ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്. തിരുവനന്തപുരം: ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഫോകോമിലേക്ക് അഭിമുഖം നടത്തുന്നു. ‌ പ്ലസ്ടു, ഡിപ്ലോമ(മിനിമം ഒരു വര്‍ഷം ഡയറക്ട് സെല്ലിംഗില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക്അഭിമുഖത്തില്‍ പങ്കെടുക്കാം. 15000 രൂപ പ്രതിമാസ വേതനത്തിനൊപ്പം ഡിഎയും, ടിഎയും ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നാളെ രാവിലെ 11ന് മുന്‍പായി പിഎംജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്‍ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു കാട്ടാക്കട വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്ത വിതുര: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിതുര കണ്ണങ്കര കുമുളികുന്ന് പ്രസാദ് ഭവനില്‍ എം.  നെടുമങ്ങാട്: ടിപ്പർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. പനയ്‌ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്‍റെ ഭാര്യ ജലജ കുമ ഗ്രേഡ് എഎസ്ഐ വീടിനുള്ളില്‍ മരിച്ച നിലയില്‍ നെയ്യാറ്റിന്‍കര: മാറനല്ലൂര്‍ സ്റ്റേഷനിലെ പോലീസ് ഗ്രേഡ് എഎസ്ഐ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഇരുന്പില്‍ രാമേശ്വരം ക്ഷേ തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ "പഠ്ന ലിഖ്ന അഭിയാന്‍' നടത്തിപ്പിനാ സ്കൂളിൽ കവർച്ച: ലാപ്ടോപ്പുകളും കാമറയും കവർന്നു കാട്ടാക്കട: കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. അഞ്ച് ലാപ്ടോപ്പുകളും രണ്ടു കാമറയും അനുബന്ധ ഉപക നെടുമങ്ങാട് കനത്ത മഴയിൽ ഉരുൾപൊട്ടലിന് സമാനമായി ഭീതി ജനിപ്പിക്കുകയും, വലിയതോതിൽ മണ്ണിടിഞ്ഞു വീണ നെടുമങ്ങാട് നഗ നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കംപ് നെടുമങ്ങാട്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചിറക്കാണി വാർഡിലെ വേങ്കോട്, കുഞ്ചം, മുണ്ടേക്കോണം പ്രദേശങ്ങളിൽ വ്യാപക നാ വെഞ്ഞാറമൂട്: കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു കിളിമാനൂർ പഞ്ചായത്ത് പത്താം വാർഡിലെ പുല്ലയിൽ ദാസ് വില്ലയില അനിതാ ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച കീഴെപേരയിൽ ജെ. സലീമിന് 17 വർഷത്തെ ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കാട്ടാക്കട: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. മലയിൻകീഴ് ഇരട്ട കലുങ്ക് കോടൻകണ്ട തിരുവനന്തപുരം: കേശവദാസപുരം രക്ഷാപുരി സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഗമനോത്സവത്തോടനുബന്ധിച്ചുള്ള സാന്‍റ വക്കം മൗലവി പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: വക്കം മൗലവിയും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേ ഷൻ ട്രസ്റ്റ് കോളജ് വിദ്യാർഥികൾക് മെഡിക്കൽ കോളജ് ആശുപത്രിയിലെ ധന്വന്തരി സെന്‍റർ നാഥനില്ലാക്കളരി മെഡിക്കൽ കോളജ്: 35 വർഷങ്ങൾക്കുമുമ്പ് സർക്കാർ സഹായത്തോടെ ആശുപത്രികളിൽ മികച്ച സേവനം ലഭിക്കുന്നതിന് തിരുവനന്തപുരം പ്രവേശനകവാടം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ മോർച്ചറിക്ക് സമീപത്തെ പ്രവേശന കവാടം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച. ആ വിതുര ജാതി അടിസ്ഥാനത്തിൽ തൊഴിലാളികളോട് കാട്ടുന്ന വേർതിരിവ് അവസാനിപ്പിക്കുക, ശമ്പളവർധന നടപ്പാക്കുക, തൊഴിൽ ദിന യുവതിയെ മർദിച്ച കേസ്: പ്രതിയെ റിമാൻഡു ചെയ്തു വെമ്പായം: ഭർത്താവിന്‍റെ വീടിനു മുന്നിൽവച്ച് അയൽവാസി വീട്ടമ്മയെ മർദിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊഞ്ചിറ ബിഷപ് ‍ഡോ. വിന്‍സന്‍റ് സാമുവലിന് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍റെ സ്നേഹാദരം നെയ്യാറ്റിന്‍കര: ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ ബിഷപ് ഡോ. വിന്‍സന്‍റ് സാമുവലിന് നെയ്യാറ്റിൻകര ഓഖി അനുസ്മരണം: മണൽശിൽപം തീർത്ത് ഓഷ്യൻ സ്റ്റഡീ സെന്‍റർ പൂവാർ ഓഖി ദുരന്തത്തിന്‍റെ നാലാം വാർഷികത്തിൽ കരുംകുളം ഓഷ്യൻ സ്റ്റഡീസ് സെന്‍ററിലെ വിദ്യാർഥികൾ മത്സ്യബന്ധന യാനത്തിന നേമം: താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ വായനാ മത്സരങ്ങൾക്ക് തുടക്കമായി.താലൂക്കിലെ വിതുര വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണ കാർബൺ ന്യൂട്രൽ കാട്ടാക്കട: വിദ്യാർഥി ഉച്ചകോടി നടത്തി കാട്ടാക്കട: പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസ പോത്തൻകോട്: കെഎസ്ആർടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ ശാന്തിപുര തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകണ്ഠേശ്വരം ശ്രീചിത് ജില്ലയിൽ 527 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 527 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട്: പനവൂർ പിഎച്ച്എം കെഎംവി ആൻഡ് എച്ച്എസ്എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂണിയർ താത്കാലിക ഒഴി തിരുവനന്തപുരം: നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു ഹോപ് ഓണ്‍ ഹോപ് ഓഫ് മാതൃകയിൽ കെഎസ്ആർടിസിയുടെ സിറ്റി സ വിദ്യാർഥി സംഘർഷം! സാക്ഷിപറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു നെടുമങ്ങാട് :വിദ്യാർഥിസംഘർഷത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയി ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ ചികിത്സ യാത്ര ഒരുക്കുന്നു തിരുവനന്തപുരം: നിംസും കെഎസ്ആർടിസിയുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ചികിത്സ യാത്ര ഒരുക്കുന്നു. ഭിന വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതി പിടിയിൽ നെടുമങ്ങാട്: വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് വ തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രീഗോറിയോസ് കോളജ് ഓഫ് ലോയിൽ അലോട്ടുമെന്‍റിനു ശേഷം ഒഴിവുള്ള ബിഎ എൽഎൽബി സീറ്റിലേ ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്! വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷിക്ക് അറസ്റ്റ് വാറന്‍റ് തിരുവനന്തപുരം: അന്പതുകോടി രൂപയുടെ തട്ടിപ്പു നടന്ന ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പു കേസിന്‍റെ വിചാരണയ്ക്കു തുടർച്ച ആർസിസിയിൽ രക്തകോശങ്ങളുടെ വില വർധിപ്പിച്ച നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിൽ (ആർസിസി) രക്തകോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാ പഴകുറ്റി-മംഗലപുരം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു നെടുമങ്ങാട്: കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മു തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു തിരുവനന്തപുരം സ്വാതന്ത്രത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോ വിതുര: ചായം റബർ ഉത്പാദക സംഘവും മരുതുംമൂട് സ്വദേശാഭിമാനി വായനശാലയും സംയുക്തമായി റബർ കർഷക സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള് വന്യജീവി ആക്രമണം: കളക്ടറേറ്റില്‍ യോഗം ചേർന്നു തിരുവനന്തപുരം: വനസംരക്ഷണത്തില്‍ തദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് റോഡ് ഉപരോധം ഫലം കണ്ടു: തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു വിഴിഞ്ഞം: തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ ഡപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു.ജെസിബി ഉപയോഗിച്ച് പിഡബ് വെള്ളറട: ജില്ലാ സാക്ഷരതാ മിഷന്‍റെയും പഞ്ചായത്ത് സാക്ഷരതാ മിഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പെരുംങ്കടവിളയില്‍ നടത്ത നേമം: കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി നേമം ഗവ.യുപിഎസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേ റോഡിലെ കുഴിയിൽ വീണ് മൂന്നുപേർക്ക് പരിക്ക് തിരുവനന്തപുരം: റോഡിലെ കുഴിയിൽ വീണ് രണ്ടു ബൈക്ക് യാത്രക്കാർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. കോട്ടൻഹിൽ സ്കൂളിനു സമ തിരുവനന്തപുരം രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതികൾ ഒന്പതു പേജുകളിൽ കുറിച്ചിട്ട് ലോക ശ്രദ്ധ നേടിയ താന്യ എന്ന റഷ്യ മലയിൻകീഴ് പഞ്ചായത്തിൽ സംഭരണ യൂണിറ്റുകൾ മാറ്റി കാട്ടാക്കട പ്ലാസ്റ്റിക്കും പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച മാലിന്യ സംഭരണയൂണിറ്റുകളിൽ മത്സ്യ മ കെഎസ്ആർടിസിയിൽ ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ ചാത്തന്നൂർ: കെ എസ് ആർ ടി സി യാത്രക്കാർക്കായി ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ നടപ്പാക്കും. ഡിജിറ്റൽ പണമിട ഓണ്‍ലൈൻ പഠനവും ജോലിയും നേത്രരോഗങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് കേരളത്തിലേത് വികസനത്തിനു നേരേ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ കെ. മുരളീധരൻ പേരൂർക്കട: വികസനത്തിനു നേരേ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ സർവേ നടത്താൻപോലും കല്ലിടുന്ന ഗതികേടിലാണെന്നു കെ. മുര സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ്: തിരുവനന്തപുരം ഓവറോൾ ചാന്പ്യന്മാർ തിരുവനന്തപുരം ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടെന്നീസ് ചാന്പ്യ വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു കാട്ടാക്കട വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്ത വിതുര: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിതുര കണ്ണങ്കര കുമുളികുന്ന് പ്രസാദ് ഭവനില്‍ എം.  നെടുമങ്ങാട്: ടിപ്പർ സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. പനയ്‌ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്‍റെ ഭാര്യ ജലജ കുമ ഗ്രേഡ് എഎസ്ഐ വീടിനുള്ളില്‍ മരിച്ച നിലയില്‍ നെയ്യാറ്റിന്‍കര: മാറനല്ലൂര്‍ സ്റ്റേഷനിലെ പോലീസ് ഗ്രേഡ് എഎസ്ഐ വീടിനുള്ളില്‍ മരിച്ച നിലയില്‍. ഇരുന്പില്‍ രാമേശ്വരം ക്ഷേ തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ "പഠ്ന ലിഖ്ന അഭിയാന്‍' നടത്തിപ്പിനാ സ്കൂളിൽ കവർച്ച: ലാപ്ടോപ്പുകളും കാമറയും കവർന്നു കാട്ടാക്കട: കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിൽ കവർച്ച. അഞ്ച് ലാപ്ടോപ്പുകളും രണ്ടു കാമറയും അനുബന്ധ ഉപക നെടുമങ്ങാട് കനത്ത മഴയിൽ ഉരുൾപൊട്ടലിന് സമാനമായി ഭീതി ജനിപ്പിക്കുകയും, വലിയതോതിൽ മണ്ണിടിഞ്ഞു വീണ നെടുമങ്ങാട് നഗ നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കംപ് നെടുമങ്ങാട്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ചിറക്കാണി വാർഡിലെ വേങ്കോട്, കുഞ്ചം, മുണ്ടേക്കോണം പ്രദേശങ്ങളിൽ വ്യാപക നാ വെഞ്ഞാറമൂട്: കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു കിളിമാനൂർ പഞ്ചായത്ത് പത്താം വാർഡിലെ പുല്ലയിൽ ദാസ് വില്ലയില അനിതാ ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവിട്ടു തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച കീഴെപേരയിൽ ജെ. സലീമിന് 17 വർഷത്തെ ആനുകൂല്യങ്ങൾ നൽകാൻ ന്യൂനപക്ഷ കാട്ടാക്കട: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിൽ. മലയിൻകീഴ് ഇരട്ട കലുങ്ക് കോടൻകണ്ട തിരുവനന്തപുരം: കേശവദാസപുരം രക്ഷാപുരി സിഎസ്ഐ സഭയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഗമനോത്സവത്തോടനുബന്ധിച്ചുള്ള സാന്‍റ വക്കം മൗലവി പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: വക്കം മൗലവിയും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേ ഷൻ ട്രസ്റ്റ് കോളജ് വിദ്യാർഥികൾക് മെഡിക്കൽ കോളജ് ആശുപത്രിയിലെ ധന്വന്തരി സെന്‍റർ നാഥനില്ലാക്കളരി മെഡിക്കൽ കോളജ്: 35 വർഷങ്ങൾക്കുമുമ്പ് സർക്കാർ സഹായത്തോടെ ആശുപത്രികളിൽ മികച്ച സേവനം ലഭിക്കുന്നതിന് തിരുവനന്തപുരം പ്രവേശനകവാടം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച; രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ മോർച്ചറിക്ക് സമീപത്തെ പ്രവേശന കവാടം അടച്ചുപൂട്ടിയിട്ട് ഒരാഴ്ച. ആ വിതുര ജാതി അടിസ്ഥാനത്തിൽ തൊഴിലാളികളോട് കാട്ടുന്ന വേർതിരിവ് അവസാനിപ്പിക്കുക, ശമ്പളവർധന നടപ്പാക്കുക, തൊഴിൽ ദിന യുവതിയെ മർദിച്ച കേസ്: പ്രതിയെ റിമാൻഡു ചെയ്തു വെമ്പായം: ഭർത്താവിന്‍റെ വീടിനു മുന്നിൽവച്ച് അയൽവാസി വീട്ടമ്മയെ മർദിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊഞ്ചിറ ബിഷപ് ‍ഡോ. വിന്‍സന്‍റ് സാമുവലിന് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്‍റെ സ്നേഹാദരം നെയ്യാറ്റിന്‍കര: ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ ബിഷപ് ഡോ. വിന്‍സന്‍റ് സാമുവലിന് നെയ്യാറ്റിൻകര ഓഖി അനുസ്മരണം: മണൽശിൽപം തീർത്ത് ഓഷ്യൻ സ്റ്റഡീ സെന്‍റർ പൂവാർ ഓഖി ദുരന്തത്തിന്‍റെ നാലാം വാർഷികത്തിൽ കരുംകുളം ഓഷ്യൻ സ്റ്റഡീസ് സെന്‍ററിലെ വിദ്യാർഥികൾ മത്സ്യബന്ധന യാനത്തിന നേമം: താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ വായനാ മത്സരങ്ങൾക്ക് തുടക്കമായി.താലൂക്കിലെ വിതുര വിതുര പഞ്ചായത്തില്‍ പൊന്നാംചുണ്ട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണ കാർബൺ ന്യൂട്രൽ കാട്ടാക്കട: വിദ്യാർഥി ഉച്ചകോടി നടത്തി കാട്ടാക്കട: പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസ പോത്തൻകോട്: കെഎസ്ആർടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചതായി പരാതി. കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ ശാന്തിപുര തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകണ്ഠേശ്വരം ശ്രീചിത് ജില്ലയിൽ 527 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 527 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നെടുമങ്ങാട്: പനവൂർ പിഎച്ച്എം കെഎംവി ആൻഡ് എച്ച്എസ്എസ് സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂണിയർ താത്കാലിക ഒഴി തിരുവനന്തപുരം: നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനു ഹോപ് ഓണ്‍ ഹോപ് ഓഫ് മാതൃകയിൽ കെഎസ്ആർടിസിയുടെ സിറ്റി സ വിദ്യാർഥി സംഘർഷം! സാക്ഷിപറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു നെടുമങ്ങാട് :വിദ്യാർഥിസംഘർഷത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയി ഭിന്നശേഷി കുട്ടികൾക്ക് സൗജന്യ ചികിത്സ യാത്ര ഒരുക്കുന്നു തിരുവനന്തപുരം: നിംസും കെഎസ്ആർടിസിയുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ ചികിത്സ യാത്ര ഒരുക്കുന്നു. ഭിന വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതി പിടിയിൽ നെടുമങ്ങാട്: വനിതാ പഞ്ചായത്ത് അംഗത്തിന് അശ്ലീല വീഡിയോ അയച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവൻകോട് വ തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രീഗോറിയോസ് കോളജ് ഓഫ് ലോയിൽ അലോട്ടുമെന്‍റിനു ശേഷം ഒഴിവുള്ള ബിഎ എൽഎൽബി സീറ്റിലേ ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്! വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷിക്ക് അറസ്റ്റ് വാറന്‍റ് തിരുവനന്തപുരം: അന്പതുകോടി രൂപയുടെ തട്ടിപ്പു നടന്ന ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പു കേസിന്‍റെ വിചാരണയ്ക്കു തുടർച്ച ആർസിസിയിൽ രക്തകോശങ്ങളുടെ വില വർധിപ്പിച്ച നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിൽ (ആർസിസി) രക്തകോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാ പഴകുറ്റി-മംഗലപുരം റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു നെടുമങ്ങാട്: കൃത്യമായ ഡ്രെയിനേജ് സംവിധാനത്തോടെ പഴകുറ്റി-മംഗലപുരം റോഡ് നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മു തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയില്‍ പുതുതായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു തിരുവനന്തപുരം സ്വാതന്ത്രത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോ വിതുര: ചായം റബർ ഉത്പാദക സംഘവും മരുതുംമൂട് സ്വദേശാഭിമാനി വായനശാലയും സംയുക്തമായി റബർ കർഷക സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം: ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള് വന്യജീവി ആക്രമണം: കളക്ടറേറ്റില്‍ യോഗം ചേർന്നു തിരുവനന്തപുരം: വനസംരക്ഷണത്തില്‍ തദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് റോഡ് ഉപരോധം ഫലം കണ്ടു: തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു വിഴിഞ്ഞം: തീരദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ ഡപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു.ജെസിബി ഉപയോഗിച്ച് പിഡബ് വെള്ളറട: ജില്ലാ സാക്ഷരതാ മിഷന്‍റെയും പഞ്ചായത്ത് സാക്ഷരതാ മിഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പെരുംങ്കടവിളയില്‍ നടത്ത നേമം: കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി നേമം ഗവ.യുപിഎസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേ റോഡിലെ കുഴിയിൽ വീണ് മൂന്നുപേർക്ക് പരിക്ക് തിരുവനന്തപുരം: റോഡിലെ കുഴിയിൽ വീണ് രണ്ടു ബൈക്ക് യാത്രക്കാർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. കോട്ടൻഹിൽ സ്കൂളിനു സമ തിരുവനന്തപുരം രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതികൾ ഒന്പതു പേജുകളിൽ കുറിച്ചിട്ട് ലോക ശ്രദ്ധ നേടിയ താന്യ എന്ന റഷ്യ മലയിൻകീഴ് പഞ്ചായത്തിൽ സംഭരണ യൂണിറ്റുകൾ മാറ്റി കാട്ടാക്കട പ്ലാസ്റ്റിക്കും പേപ്പർ മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച മാലിന്യ സംഭരണയൂണിറ്റുകളിൽ മത്സ്യ മ കെഎസ്ആർടിസിയിൽ ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ ചാത്തന്നൂർ: കെ എസ് ആർ ടി സി യാത്രക്കാർക്കായി ട്രാവൽ കാർഡും ഗുഡ് ഡേ ടിക്കറ്റും ഇന്നു മുതൽ നടപ്പാക്കും. ഡിജിറ്റൽ പണമിട ഓണ്‍ലൈൻ പഠനവും ജോലിയും നേത്രരോഗങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് കേരളത്തിലേത് വികസനത്തിനു നേരേ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ കെ. മുരളീധരൻ പേരൂർക്കട: വികസനത്തിനു നേരേ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ സർവേ നടത്താൻപോലും കല്ലിടുന്ന ഗതികേടിലാണെന്നു കെ. മുര സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ്: തിരുവനന്തപുരം ഓവറോൾ ചാന്പ്യന്മാർ തിരുവനന്തപുരം ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടെന്നീസ് ചാന്പ്യ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് ട്രാഫിക് ഡ്യൂട്ടിക്കിടെ സല്യൂട്ടടിച്ചപ്പോള്‍ കൈ ‘വഴങ്ങിയില്ല എസ്‌ഐക്കു ശിക്ഷ! മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബർ 31 വരെ നീട്ടി കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് ട്രാഫിക് ഡ്യൂട്ടിക്കിടെ സല്യൂട്ടടിച്ചപ്പോള്‍ കൈ ‘വഴങ്ങിയില്ല എസ്‌ഐക്കു ശിക്ഷ! മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം Palakkad പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം Palakkad പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod Breaking News: നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ റഷ്യൻ വാക്സിനുകളായ സ്പുട്നിക് വിയും സ്പുട്നിക് ലൈറ്റും ഒമിക്രോണിനെ പ്രതിരോധിക്കും; പ്രതീക്ഷയുമായി ഗമേലിയ ഇൻസ്റ്റിറ്റ്യൂട്ട് ◆ കെപിസിസി അധ്യക്ഷ സ്ഥാനം മഹത്തായ പദവി; സുധാകരൻ 200 ശതമാനവും ആ പദവിക്ക് യോഗ്യനല്ല: മമ്പറം ദിവാകരന്‍ ◆ ത്രിപുരയിൽ രണ്ടാം സ്ഥാനം ആർക്ക്; തർക്കവുമായി സിപിഎമ്മും തൃണമൂലും ◆ ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ മഅദനിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം: പി.ഡി.പി തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ബാംഗളൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിക്കു ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കണമെന്നു പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ഉത്തരവുപോലും നടപ്പാക്കാതെ ഗുരുതരമായ രോഗാവസ്ഥയിലുള്ള അദ്ദേഹത്തെ ജയിലിലിട്ട് ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണു നടത്തുന്നത്. ഈ നീതി നിഷേധത്തിനെതിരേ ഏപ്രില്‍ 14ന് ഉച്ചകഴിഞ്ഞു മൂന്നിനു മദനിയുടെ ജന്മവസതിയായ കൊല്ലത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുമെന്നും സിറാജ് പറഞ്ഞു. അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Leopard Attack ക്ലാസ്‌മുറിയിൽ കടന്ന പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; നാല് മണിക്കൂർ പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടി ഇനി മദ്യം വാങ്ങുമ്പോൾ പരാതി വേണ്ട; ബ്രാൻഡും വിലയും നോക്കി വാങ്ങാൻ സ്ക്രീൻ വരുന്നു 'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം മന്ത്രി കെ രാധാകൃഷ്ണൻ Marriage Fraud വിവാഹത്തട്ടിപ്പിലൂടെ 11 പേരുടെ പണവും സ്വർണവും കവർന്ന സഹോദരിമാർക്ക് തടവും പിഴയും ദോഷങ്ങളും, ധാതുക്കളും മലങ്ങളും ചേര്‍ന്ന് നമ്മുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്നു. സ്വയം ദുഷിക്കുകയും മറ്റുള്ളവയെ ദുഷിപ്പിക്കുകയും ചെയ്യുന്നവയെ “ദോഷങ്ങള്‍” എന്ന് പറയാം. സദാസമയവും നമ്മുടെ ശരീരത്തില്‍ വാത പിത്ത കഫ ദോഷങ്ങള്‍ സ്ഥിതി ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ ഹൃദയവും, നാഭിയും വച്ച് വേര്‍തിരിച്ച് ഈ മൂന്ന് ദോഷങ്ങള്‍ക്കും മൂന്ന് സ്ഥാനങ്ങള്‍ ആചാര്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട് അത് ഹൃദയത്തിന് മുകളില്‍ കഫത്തിനും, ഹൃദയത്തിനും നാഭിക്കും മദ്ധ്യേ പിത്തത്തിനും, നാഭിക്കു താഴെ വാതത്തിനും പ്രാധാന്യം കൂടുന്നു. ഈ ഭാഗങ്ങളില്‍ ഉണ്ടാക്കുന്ന ദോഷങ്ങള്‍ മനസ്സിലാക്കി ദുഷിച്ച ദോഷങ്ങളെ പുറത്ത് കളയുകയോ, പൂര്‍വ്വ സ്ഥിതിയിലെത്തിക്കുകയോ ചെയ്യുന്നതിന് ആയുര്‍വേദ ചികിത്സകള്‍ പ്രാധാന്യം നല്‍കുന്നു. അതിനാല്‍ ആയുര്‍വേദം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ആയുര്‍വേദം ജീവിതശൈലിയുടെ ഒരു തിരഞ്ഞെടുപ്പാണ്, അത് പൂര്‍ണ്ണമായും സ്വീകരിക്കുമ്പോള്‍, നമ്മുടെ ദൈനംദിന ജീവിതത്തിന് പൊതുവായ ക്ഷേമത്തിന്റെ ഒരു തരംഗം നല്‍കുന്നു. വ്യായാമം ചെയ്യുക, സജീവമായ ഒരു ദിനചര്യ, വേണ്ടത്ര സൂര്യപ്രകാശം, ഉചിതമായ ചികിത്സകള്‍, വൈകാരിക ക്ഷേമം എന്നിവ മനസ്സിനെയും, ആത്മാവിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ മനസ്സും, ശരീരവും, തിളങ്ങുന്ന ചര്‍മ്മവും, പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് എന്നിവയ്ക്ക് ഉണര്‍വ്വും നല്‍കുന്നു. ആയുര്‍വേദം ഇതര മരുന്നുകളുമായി തികച്ചും യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു അതിനാല്‍ ഇത് ദൈനംദിന ഉപയോഗത്തിന് പ്രായോഗികമാണ്. സമീകൃതാഹാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഫലപ്രദമായ ഉറക്ക രീതികള്‍, വീട്ടുവൈദ്യങ്ങള്‍, പഥ്യക്രമങ്ങള്‍, ദൈനംദിന കാലാനുസൃതമായ ദിനചര്യകള്‍, യോഗ, വ്യായാമ രീതികള്‍ എന്നിവ ഉപയോഗിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ആയുര്‍വേദം സഹായിക്കുന്നു. യോഗ, ധ്യാനം, ഔഷധസസ്യങ്ങള്‍, എണ്ണകള്‍, തൈലങ്ങള്‍ തുടങ്ങിയവ മൂലം മതിയായ ഉറക്കം ലഭിച്ച് ഏകാഗ്രത വര്‍ദ്ധിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിലെ മാനസികവും ലക്ഷ്യാധിഷ്ഠിതവുമായ ജീവിതരീതി പുനക്രമീകരിക്കപ്പെടുന്നു. ആയുര്‍വേദ ചികിത്സകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും വിശപ്പും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാലാണ് ഈ മഹാമാരിയുടെ കാലഘട്ടത്തില്‍പ്പോലും “സ്വാസ്ഥന്മാരും” (സ്വന്തം ആരോഗ്യത്തെ പരിപാലിക്കുന്നവരും രോഗാവസ്ഥയില്‍ ആയിരിക്കുന്നവരും ആയുര്‍വേദ ആചാരന്മാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ബാഹ്യമായ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നതിനായി എന്നെപ്പോലെയുള്ള പാരമ്പര്യ പരിചാരകന്മാരെ വീടുകളിലേക്ക് ക്ഷണിച്ചുവരുത്തി ആയുര്‍വേദ ചികിത്സകള്‍ ചെയ്യിപ്പിക്കുന്നതും. ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, പകലുറങ്ങരുത്, അമിതമായി അത്താഴം കഴിക്കരുത്, താമസിച്ച് ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ഒഴിവാക്കുക, ദിവസവും ആറ് ലിറ്റര്‍ ശുദ്ധമായ വെള്ളം കുടിക്കുക, ജൈവ ഉല്‍പന്നങ്ങള്‍ കഴിക്കുക, പുകവലി, മദ്യപാനം തുടങ്ങിയ ലഹരി ഉപയോഗം ഒഴിവാക്കുക, സജീവമായ ഒരു ജീവിതരീതി നിലനിര്‍ത്തുക, ജീവിതത്തില്‍ ദിനചര്യയ്ക്ക് പ്രാധാന്യം കൊടുക്കുക. അങ്ങിനെ നമ്മുടെ ആരോഗ്യം നമുക്ക് ആയുര്‍വേദത്തിലൂടെ നിലനിര്‍ത്താം. നമുക്കും, പിന്നാലെ വരുന്ന നമ്മുടെ തലമുറകള്‍ക്കുമായി താങ്കളുടെ ലേഖനങ്ങൾ മുടങ്ങാതെ വായിക്കുന്നുണ്ട്. ആയുർവേദെത്തെ പറ്റി അറിവു പകരുന്ന രചനകളാണ് താങ്കളിൽ നിന്നും ആയുർവേദ ചികിത്സ നേടുവാൻ ആഗ്രഹിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല "ബിറ്റ് വച്ചു പാസായ ഡിഗ്രിയും കൊണ്ട് ക്ലാസ്സ്‌ എടുക്കാൻ വന്നാൽ ഇതേ ഉണ്ടാവൂ അറിയുന്ന കാര്യമേ പറഞ്ഞു കൊടുക്കാൻ കഴിയൂ കൃഷ്ണദേവ് അതും പറഞ്ഞു പുറത്തേക്ക് നടന്നു. അവർ കുട്ടികൾക്കിടയിൽ അപമാനത്തോടെ നിന്നു അവരുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു പലരുടെയും മുഖത്തു സഹതാപമായിരുന്നു. "മിസ്സേ ക്ലാസ്സിലെ മിടുക്കിയായ പെൺകുട്ടി ആയിരുന്നു അത്. പക്ഷെ എന്നും രണ്ടാമത് ആവാനെ അവൾക്ക് കഴിഞ്ഞുള്ളൂ. "തെറ്റ് എല്ലാർക്കും പറ്റും അവന് പ്രാന്താ ജീന പറഞ്ഞു. "പക്ഷെ അവൻ ചെയ്തത് ശരിയാണ് ഷീല പറഞ്ഞു. "അങ്ങനെ അവൻ ചെയ്തത് മുഴുവൻ ശരിയാണ് എന്ന് എനിക്ക് തോന്നിയില്ല ബോർഡിലെ കണക്ക് അല്ലല്ലോ ജീവിതം പഠിപ്പിക്കുന്ന അധ്യാപികയെ ബഹുമാനിക്കാത്ത ഒരാൾ എത്ര വലിയ ബുദ്ധിമാൻ ആണെങ്കിലും അതിൽ കാര്യമില്ല അവൾ ഷീലയുടെ കൈ പിടിച്ചു പറഞ്ഞു. ഷീല ചിരിച്ചു. അവളുടെ വാക്കുകൾ അവർക്ക് വളരെ ആശ്വാസമേകി കോളേജിൽ വരുന്നതിന് മുൻപ് ജീനയുടെ ജീവിതലക്ഷ്യം ഒരു ഡിഗ്രി എടുക്കുക, കോളേജ് അടിച്ചു പൊളിക്കുക എന്നത് മാത്രം ആയിരുന്നു. പക്ഷെ ഇന്നത് ഒരിക്കൽ എങ്കിലും അവനെ തോൽപ്പിക്കുക എന്നത് ആണ്. അതിനായി അവൾ ഒരുപാട് പരിശ്രമിക്കുന്നുമുണ്ട്. അവൾക്ക് ഒന്നേയുള്ളൂ, അവന്റെ അഹങ്കാരം ശമിപ്പിക്കുക അവൻ ഇതുവരെയും പഠിക്കാത്ത ചില പാഠങ്ങൾ അവനെ പഠിപ്പിക്കുക കൃഷ്ണദേവ് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ വിക്ടർ അതുവഴി വന്നു ക്ലാസ്സിലെ അവന്റെ കലാപരിപാടി കണ്ടു നിന്നതായിരുന്നു വിക്ടർ വിക്ടറിനെ അവൻ കണ്ടു എങ്കിലും ഗൗനിക്കാതെ നടന്നു പോയി "വിക്ടർ ഇവിടെ എന്താ ചെയ്യുന്നേ ഷീല പുറത്തേക്ക് വന്നപ്പോൾ ചോദിച്ചു. "ഞാൻ സ്റ്റാഫ് റൂമിലേക്ക് പോവായിരുന്നു വിക്ടർ പറഞ്ഞു. "ഹ്മ്മ് അടുത്ത പീരിയഡ് എന്റെ ആണ് എനിക്ക് നല്ല തലവേദന നിങ്ങൾ സൈലന്റ് ആയി ഇരിക്കുമെങ്കിൽ ഞാൻ ആരെയും വിടുന്നില്ല ഷീല പറഞ്ഞു " ശ്ശെ ഞങ്ങൾ നല്ല ഡീസന്റ് കുട്ടികൾ ആണ് വിക്ടർ പറഞ്ഞു "അതെനിക്ക് അറിയാം ഷീല അവനെ നോക്കി പറഞ്ഞു. വിക്ടറിനെ കണ്ട ജീന പുറത്തേക്ക് വന്നു. "ഹ്മ്മ് അവൾ എന്താ എന്ന ഭാവത്തിൽ അവനെ നോക്കി. "ആ ജോസഫ് വിളിപ്പിച്ചിട്ടുണ്ട് ഞാൻ പോയിട്ട് വരാം അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. സ്റ്റാഫ്‌ റൂമിലെ ചൂട് പിടിച്ച ചർച്ചക്കിടയിൽ അവന്റെ പേര് വരുമ്പോൾ വിക്ടർ അവിടെ ഉണ്ടായിരുന്നു. "ഇത്രയും ബ്രില്ല്യന്റ് ആയ ഒരു കുട്ടിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ക്ലാസ്സിൽ കേറാനെ ഭയമാണ്. എന്തെങ്കിലും തെറ്റ് നമ്മുടെ ഭാഗത്തു നിന്നും വന്നാൽ തൊലിയുരിച്ചു കളയും ചെക്കൻ ഷീല ടീച്ചർ തന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് പറഞ്ഞു. അല്പം മുൻപത്തെ തന്റെ അനുഭവവും അതിന്റെ അപമാനവും അവരുടെ മുഖത്തു വിളറി നിന്നു. " ഇവിടെ നോക്ക് വെറുതെ അവിടേം ഇവിടേം നോക്കി നിൽക്കാതെ വിക്ടറിന്റെ കയ്യിൽ തട്ടി ജോസഫ് എന്ന അദ്ധ്യാപകൻ പറഞ്ഞു. "ഇനിയെങ്കിലും കുറച്ചു കാലം അടങ്ങി ഒതുങ്ങി നടക്കാൻ നോക്ക് അവസാനവർഷം ആണ്. എനിക്ക് കുറച്ചു സമാധാനം താ നീ ഇനി നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ഡിസ്മിസ്സൽ ആവും ജോസഫ് പറഞ്ഞു. "എന്റെ പൊന്നു സാറെ ഞാൻ എപ്പഴും കരുതും ഈ വഴക്കും ബഹളവും ഒന്നും ഇല്ലാതെ അടങ്ങി ഒതുങ്ങി നടക്കാൻ വിക്ടർ പറഞ്ഞു. "എന്നിട്ട് എന്താ സാർ നിർത്താത്തത് ജോസഫ് ചോദിച്ചു. " എന്ത് ചെയ്യാനാ, കൂടെ നടക്കുന്ന കീടങ്ങൾ ഓരോ എടാകൂടത്തിൽ ചാടും. ഞാൻ എങ്ങനാ പിന്നെ നോക്കി നിൽക്കാ വിക്ടർ പറഞ്ഞു. " എന്നിട്ട് കഴിഞ്ഞ തവണ സസ്‌പെൻഷൻ കിട്ടിയപ്പോൾ നീ ഒറ്റക്ക് അല്ലെ ഉണ്ടായുള്ളൂ?"ജോസഫ് ചോദിച്ചു. " സാർ ഉപദേശിച്ചു കഴിഞ്ഞെങ്കിൽ വിട് വിക്ടർ പറഞ്ഞു. " ആ പൊക്കോ നിനക്ക് വേണ്ടി വക്കാലത്തു പിടിക്കാൻ ഇനി നിന്റെ അപ്പനെ നോക്കിയാൽ മതി കേട്ടല്ലോ ജോസഫ് പറഞ്ഞപ്പോൾ വിക്ടർ ജാള്യതയോടെ ചിരിച്ചു. "ഒരു കാര്യോം ഇല്ലായിരുന്നു വിക്ടർ തല ചൊറിഞ്ഞുകൊണ്ട് ഇറങ്ങി പോന്നു. മായ തന്റെ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ അദ്ധ്യാപകൻ ക്ലാസ്സിൽ എത്തി കഴിഞ്ഞിരുന്നു. എല്ലാവരും അവളുടെ മുഖത്തെ മാസ്ക് ആയിരുന്നു ശ്രദ്ധിച്ചത്. ചിലർ കൗതുകത്തോടെ അവളെ നോക്കി അവളുടെ കണ്ണുകൾ പരിഭ്രമത്തിൽ ചിമ്മിക്കൊണ്ടിരുന്നു. "താൻ ആ ലേറ്റ് ആയി വന്ന അഡ്മിഷൻ അല്ലെ അദ്ധ്യാപകൻ ചോദിച്ചു.അവൾ തലയാട്ടി "ഹ്മ്മ് ഞാൻ വിനോദ് നിങ്ങളുടെ മെന്റർ ഞാൻ ആണ് കയറി ഇരിക്കൂ അയാൾ പറഞ്ഞു. അവൾ ക്ലാസ്സിലേക്ക് കടന്നു എല്ലാവരെയും നോക്കി അവൾ തനിച്ചിരിക്കാൻ ആണ് ആഗ്രഹിച്ചത് ക്ലാസിലെ ഒഴിഞ്ഞു കിടന്ന അവസാനബെഞ്ചിൽ അവൾ ഇരുന്നു ക്ലാസ്സ്‌ മുഴുവൻ അവളെ നോക്കി ഇരിക്കുകയാണ് അവൾ തല താഴ്ത്തി ഇരുന്നതെയുള്ളൂ. അദ്ധ്യാപകൻ ക്ലാസ് തുടർന്നു അവൾക്ക് അതൊന്നും താങ്ങാൻ ആയില്ല ആൾക്കൂട്ടം അവൾക്ക് എന്നും ഭയം ആയിരുന്നു. ആരുടേയും മുഖത്തു പോലും നോക്കാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു പക്ഷെ അവളുടെ കണ്ണീരൊപ്പാനോ ചേർത്ത് പിടിക്കാനോ അവിടെ ആരും ഉണ്ടായിരുന്നില്ല " നീ എവിടെ ഞാൻ ഇവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് സമയം കുറെ ആയി ജീന ഫോണിലൂടെ കയർത്തു "ഞാൻ ദാ വന്നുകൊണ്ടിരിക്കാ എത്തിപ്പോയി വിക്ടർ കാന്റീനിലേക്ക് ഓടി അതിനിടയിൽ ആയിരുന്നു അവൻ ആ ക്ലാസ്സ്‌ മുറി കടന്നു പോയത് അവൻ ഒന്ന് നിന്നു തിരിച്ചു വന്നു ജനാലയിലൂടെ നോക്കി അവിടെ ഒരു പെൺകുട്ടി തനിച്ചിരുന്നു കരയുന്നു അവൾ കാണാൻ വളരെ സുന്ദരിയായിരുന്നു എവിടെയോ കണ്ടു മറന്ന മുഖം പോലെ അവന് തോന്നി അവൾ എന്താണ് തനിച്ചിരിക്കുന്നത് എന്ന് അവൻ അതിശയിച്ചു " ഡാ നീ വരുന്നുണ്ടോ ജീന അലറി. അവന്റെ ശബ്ദം കേട്ട ഉടൻ അവൾ മാസ്ക് എടുത്തു മുഖത്തിട്ടു പക്ഷെ കൂടുതൽ സമയം നോക്കി നിൽക്കാൻ അവന് സമയം ഇല്ലായിരുന്നു. ജീന ക്യാന്റീനിലെ മേശക്കു മുകളിൽ തലവച്ചു കിടന്നിരുന്നു അവൻ മെല്ലെ വന്നു അവളുടെ കഴുത്തിൽ പിടിച്ചു "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കഴുത്തിൽ പിടിക്കരുത് എന്ന് ജീന പറഞ്ഞു. "ഇക്കിളി ആവുന്നടാ ജീന പറഞ്ഞപ്പോൾ വിക്ടർ ചിരിച്ചു. "നിന്റെ കൂട്ടുകാരികൾ ഒക്കെ പോയോ വിക്ടർ ചോദിച്ചു. " ഹ്മ്മ് അവരെ കൊണ്ട് വരുന്നത് നിനക്ക് ഇഷ്ടം അല്ലല്ലോ ജീന പറഞ്ഞു. "ഇല്ല നമുക്ക് ഇടയിൽ നമ്മൾ മാത്രം മതി ദിവസത്തിൽ ബാക്കി ഇരുപത്തി രണ്ട് മണിക്കൂറും നീ അവരുടെ കൂടെ അല്ലെ എന്റെ കൂടെ ഉള്ളപ്പോൾ എന്റെ പെങ്ങൾക്ക് വേറെ ആരുടെയും ആവശ്യം ഇല്ല വിക്ടർ പറഞ്ഞു. " ഹ്മ്മ് എനിക്ക് വിശക്കുന്നു ജീന പറഞ്ഞു. " കഴിക്കാം ടാ ശിവാ വിക്ടർ കാന്റീനിലെ പയ്യനെ വിളിക്കാനായി എഴുന്നേറ്റു. പക്ഷെ പിന്നിൽ ആള് വരുന്നത് അവൻ ശ്രദ്ധിച്ചില്ല. അയാളുടെ കയ്യിലെ ഭക്ഷണം ദേഹത്തേക്ക് മറിഞ്ഞപ്പോൾ ആണ് അത് കൃഷ്ണദേവ് ആണെന്ന് മനസ്സിലായത് "വിക്കി പൊള്ളിയോ ജീന വേഗം എഴുന്നേറ്റു വന്നു. "കുഴപ്പം ഇല്ല അവൻ തന്റെ ഷർട്ട്‌ കുടഞ്ഞു കൊണ്ട് പറഞ്ഞു "ഇത് വൃത്തിയാക്കുന്നില്ലേ അതുവരെയും ഒന്നും മിണ്ടാതെ നിന്ന കൃഷ്ണദേവ് ചോദിച്ചു. വിക്ടർ ആദ്യം ഒന്ന് പകച്ചു. പിന്നീട് പറഞ്ഞു "ഓഹ് അത് സാരല്യ ഹോസ്റ്റലിൽ പോയി കഴുകിക്കോളാം വിക്ടർ തന്റെ ഷർട്ടിലേക്ക് നോക്കി പറഞ്ഞു. " എന്റെ ഷൂ കൃഷ്ണദേവ് തെല്ലും കൂസലില്ലാതെ പറഞ്ഞപ്പോൾ വിക്ടറിന്റെ മുഖം ചുവന്നു. പക്ഷെ നിമിഷനേരം കൊണ്ട് തന്നെ അവൻ ശാന്തനായി കാരണം ജീനയുടെ കൈകൾ അവന്റെ കൈകളിൽ പതിഞ്ഞിരുന്നു " പെങ്ങൾ കൂടെ ഉണ്ട് പിന്നീട് ആവാം മോൻ ചെല്ല് ഹോം വർക്ക്‌ വല്ലതും കാണും. പഠിച്ചു മിടുക്കൻ ആവാൻ നോക്ക് വിക്ടർ പറഞ്ഞു. " എന്നാൽ പെങ്ങൾ ഇല്ലാത്തപ്പോൾ വന്നു തുടക്ക് ഞാൻ ഇത് മാറ്റി വക്കണ്ട് കൃഷ്ണദേവ് അവന്റെ കണ്ണട ഒന്ന് നേരെയാക്കി വിക്ടറിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അപ്പോൾ അവന്റെ മുഖത്തു ആരെയോ ജയിച്ച ഭാവം ആയിരുന്നു. ക്യാന്റീനിന്റെ മൂലയിൽ നിന്നും ജോസഫ് എത്തി നോക്കുന്നത് വിക്ടർ കണ്ടു അവൻ തന്റെ ദേഷ്യം കടിച്ചമർത്തി അവൻ പോകുന്നത് നോക്കി നിന്നു " അതാണ് ഒറ്റയാൻ അതൊരു സംഭവം ആണ് മോനെ ജീന പറഞ്ഞപ്പോൾ വിക്ടർ അവനെ നോക്കി നിന്നു. വിക്ടറിന് അവന്റെ മുറിയിൽ ഇരിക്കപൊറുതി കിട്ടിയില്ല അവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവന്റെ നടത്തം നോക്കി കാര്യമറിയാതെ അന്തം വിട്ട് ഇരിക്കുകയാണ് മനേഷും പപ്പൻ എന്ന് വിളിപ്പേരുള്ള പ്രണവും. " എന്താണ് പപ്പൻ മനേഷിനെ നോക്കി. "ഞാൻ ഒന്നും കാണിച്ചില്ല മനേഷ് കൈ മലർത്തി. "ഞാൻ അവന്റെ സീനിയർ അല്ലെ ബഹുമാനം പോട്ടെ എന്നോട് ഷൂ തുടക്കാൻ പറയുന്നോ വിക്ടർ ദേഷ്യത്തിൽ ചുമരിൽ ഇടിച്ചു. " ആരാടാ ആ പന്ന മോൻ പപ്പൻ ചാടി എഴുന്നേറ്റു " എന്നിട്ട് നീ അതും കേട്ട് മിണ്ടാതെ പൊന്നോ അതോ നീ അവൻ പറഞ്ഞത് പോലെ ചെയ്തോ മനേഷും ചൂടായി. " ജീന ഉണ്ടായിരുന്നു കൂടെ പോരാത്തേന് ആ ജോസഫും വിക്ടർ പറഞ്ഞു. " എന്തോ ഒറ്റയാനോ മറ്റോ വിക്ടർ പറഞ്ഞു. "കൃഷ്ണദേവ് ഡി, ജീനയുടെ ക്ലാസ്സ്‌ മേറ്റ് അവളുടെ എതിരാളി ശത്രു ഹോസ്റ്റലിൽ നൂറ്റിരണ്ടാം മുറി ആദ്യം ജോ എന്നൊരു ചെക്കൻ കൂടെ ഉണ്ടായിരുന്നു ഇവനെ സഹിക്കാൻ പറ്റാത്തോണ്ട് മുറി മാറി ഇപ്പോൾ അവൻ തനിച്ചേയുള്ളൂ പപ്പൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. "നിനക്ക് എല്ലാം അറിയാലോ മനേഷ് അതിശയത്തോടെ പറഞ്ഞു. "ജീനയുടെ സ്പൈ ആണ് ഞാൻ പപ്പൻ പറഞ്ഞപ്പോൾ വിക്ടർ നേരെ വച്ചു പിടിച്ചത് കൃഷ്ണദേവിന്റെ മുറിയിലേക്ക് ആയിരുന്നു നൂറ്റിരണ്ടാം മുറിയുടെ വാതിൽക്കൽ അവൻ നിന്നു പക്ഷെ മുറി പൂട്ടിയിരുന്നു "അവൻ ഇവിടെ ഇല്ലടാ മനേഷ് പിന്നാലെ ഓടി എത്തി വിക്ടർ എന്തോ അലോചിച്ചു ശേഷം പപ്പന്റെ നീളൻ മുടിയിൽ നിന്നും സ്ലേഡ് പറിച്ചെടുത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി കതക് തുറന്നു അകത്തേക്ക് കയറി "നീ ഇതെവിടെ നിന്ന് പഠിച്ചു മനേഷ് ചോദിച്ചു. "ആശാൻ അല്ലെ കൂടെ ഉള്ളത് വിക്ടർ പപ്പനെ നോക്കി പറഞ്ഞു. "ടാ എന്താ പരിപാടി മനേഷ് ചോദിച്ചു വിക്ടറിന്റെ കണ്ണുകൾ ആദ്യം പോയത് മേശമുകളിലെ ഗോൾഡ് ഫിഷിലേക്ക് ആയിരുന്നു നിമിഷങ്ങൾക്കകം അത് താഴെ വീണുടഞ്ഞു മഴ തകർത്തു പെയ്യുന്നുണ്ട്. പ്രണയവും മഴ പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എപ്പോഴാണ് പെയ്തു തുടങ മഴ തകർത്തു പെയ്യുന്നുണ്ട്. പ്രണയവും മഴ പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എ “അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നാത്മാവിൻ ആഴങ്ങളിൽ നിന്ന “അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും ഉരുകി നിന്നാത് വയല് നികത്തിയപ്പോൾ കിടപ്പാടം നഷ്ടപെട്ട ഒരു ഞണ്ട് എപ്പഴോ എന്റെ ഇടത് മാറിൽ കൂടുകൂട്ടി അപ്പു അവനവിടെ വയല് നികത്തിയപ്പോൾ കിടപ്പാടം നഷ്ടപെട്ട ഒരു ഞണ്ട് എപ്പഴോ എന്റെ ഇടത് മാറിൽ കൂടുകൂട പ്രണയം എന്ന സ്വപ്നം നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി. ഇവൾ എന്റെ സ്വന്തം ഗ പ്രണയം എന്ന സ്വപ്നം നമ്മളെ തേടി വരും, സ്വന്തമാക്കാൻ നമ്മൾ ശ്രമിച്ചാൽ മാത്രം മതി ഹരിയുടെ പെണ്ണു കാണൽ ആണ്. അമ്മയാണ് ഹരിയെ വളർത്തി വലുതാക്കിയത്. 37 വയസ്സായിട്ടും ഹരിയുടെ കല്യാണം നടക്ക ഹരിയുടെ പെണ്ണു കാണൽ ആണ്. അമ്മയാണ് ഹരിയെ വളർത്തി വലുതാക്കിയത്. 37 വയസ്സായിട്ടും ഹ ഈ തവണ ഒരൊറ്റ വാക്ക് മാത്രമായിരുന്നു നീയില്ലായ്മയിൽ കൂടാതെ garbera flowers ന് പകരം ഒരു ചെ ഈ തവണ ഒരൊറ്റ വാക്ക് മാത്രമായിരുന്നു നീയില്ലായ്മയിൽ കൂടാതെ garbera fl ഇത് വെറുമൊരു പ്രണയകവിതയല്ല, ഇതൊരാത്മാവിന്റെ നീറ്റലാണ് അതുകേട്ട് സൗമ്യയുടെ മുഖത്തെവിടെയെങ്കിലും ഒ ഇത് വെറുമൊരു പ്രണയകവിതയല്ല, ഇതൊരാത്മാവിന്റെ നീറ്റലാണ് അതുകേട്ട് സൗമ്യയുടെ മു കുരുത്തോലയും കയ്യിലെന്തി "ദാവീതിന്റെ പുത്രന് ഓശാന" എന്ന് ആർത്തു പാടിക്കൊണ്ട് ഇടവക പള്ളിയിലെ തിരുരൂപത കുരുത്തോലയും കയ്യിലെന്തി "ദാവീതിന്റെ പുത്രന് ഓശാന" എന്ന് ആർത്തു പാടിക്കൊണ്ട് ഇടവ നിങ്ങളെ പ്രണയിച്ചത് പോലെ മറ്റാരെയും ഞാൻ പ്രണയിച്ചിട്ടില്ല നന്ദാ അതുപോലെ നിങ്ങളാൽ പ്രണയിക്കപ്പെട്ട നിങ്ങളെ പ്രണയിച്ചത് പോലെ മറ്റാരെയും ഞാൻ പ്രണയിച്ചിട്ടില്ല നന്ദാ അതുപോലെ നിങ്ങ "മാഷ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ അവളുടെ ആ ചോദ്യത്തിൽ ഞാൻ വാ പൊളിച്ചു പോയി. ഇവൾ എന്തിന മാഷ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ അവളുടെ ആ ചോദ്യത്തിൽ ഞാൻ വാ പൊളിച "മിനിഞ്ഞാന്ന്, ടൂറിന്റെ വിശേഷങ്ങളൊക്കെ എന്റെ ചെവിയിലെത്തിയിരുന്നു. വല്ലതും അറിഞ്ഞു കാണുമോ ചെറ മിനിഞ്ഞാന്ന്, ടൂറിന്റെ വിശേഷങ്ങളൊക്കെ എന്റെ ചെവിയിലെത്തിയിരുന്നു. വല്ലതും അറിഞ് ഇനിയിപ്പോൾ ബാക്കി, ഇതുപോലെ എന്നിൽ ദഹിക്കുവാനാകാത്തത് ഛർദ്ദിച്ചു കളഞ്ഞശേഷം എനിക്ക് മരിക്കാം എന്നതാ ഇനിയിപ്പോൾ ബാക്കി, ഇതുപോലെ എന്നിൽ ദഹിക്കുവാനാകാത്തത് ഛർദ്ദിച്ചു കളഞ്ഞശേഷം എനി എപ്പോഴും ഞാൻ പറയാറുള്ളതാ എന്നെ നിന്നെക്കാൾ നന്നായി ആരും മനസ്സിലാക്കിയിട്ടില്ല ബില്ലീ. ആ ഒറ്റ എപ്പോഴും ഞാൻ പറയാറുള്ളതാ എന്നെ നിന്നെക്കാൾ നന്നായി ആരും മനസ്സിലാക്കിയിട്ട "ഇവൾക്ക് അമ്മയുടെ കാര്യം പറയാനെ നേരമുള്ളൂ. എന്നാൽ ഒന്നു കാണാം എന്നു പറഞ്ഞു. പിടിച്ച പിഠിയാലേ ഇവൾ എന് ഇവൾക്ക് അമ്മയുടെ കാര്യം പറയാനെ നേരമുള്ളൂ. എന്നാൽ ഒന്നു കാണാം എന്നു പറഞ്ഞു. പിടി അടുത്തു കണ്ട ഫോട്ടോയിൽ പ്രതീക്ഷിന്റെ കണ്ണുകൾ ഉടക്കി. കാലിൽക്കൂടി ഒരു തരിപ്പ് മുകളിലേയ്ക്ക് കേറി അടുത്തു കണ്ട ഫോട്ടോയിൽ പ്രതീക്ഷിന്റെ കണ്ണുകൾ ഉടക്കി. കാലിൽക്കൂടി ഒരു തരിപ്പ് മുക "ഉംം അവൻ ഇവിടില്ലെന്ന് അറിഞ്ഞിട്ടു തന്നെയാണ് ചോദിച്ചത് അവൻ്റെ ഈ പോക്കു ശരിയല്ല. ഞാൻ അവനെ കണ്ടു ഉംം അവൻ ഇവിടില്ലെന്ന് അറിഞ്ഞിട്ടു തന്നെയാണ് ചോദിച്ചത് അവൻ്റെ ഈ പോക്കു ശരി "ഗീതേ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോ മക്കൾ എന്നെ അന്വേഷിക്കുന്നുണ്ടോ ഗീതേ ഭാർഗ്ഗവൻ മ ഗീതേ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോ മക്കൾ എന്നെ അന്വേഷിക്കുന്നുണ്ടോ "എന്താടാ ജോബി പ്രശ്നം കട്ടൻ ഉണ്ടാക്കുന്നതിന്റെ ഇടയിൽ കടക്കാരൻ ചോദിച്ചു ഒന്നും പറയണ്ട ആ BlueM എന്താടാ ജോബി പ്രശ്നം കട്ടൻ ഉണ്ടാക്കുന്നതിന്റെ ഇടയിൽ കടക്കാരൻ ചോദിച്ചു ഒന്ന പെട്ടെന്നാരോ അവളെ പിന്നിലോട്ട് ശക്തിയായി വലിച്ചു ആാാാാ രാത്രിയിൽ observation വാർഡിൽ നിന്ന പെട്ടെന്നാരോ അവളെ പിന്നിലോട്ട് ശക്തിയായി വലിച്ചു ആാാാാ രാത്രിയിൽ obse "ഉം നീ പറഞ്ഞത് ശരിയാ (അവന്റെ തോളിൽ കൈയൊന്ന് അമർത്തി രാമു തുടർന്നു) ഞങ്ങൾ ഒരുപാട് തല്ലുകൊള്ളിത്തരങ് ഉം നീ പറഞ്ഞത് ശരിയാ (അവന്റെ തോളിൽ കൈയൊന്ന് അമർത്തി രാമു തുടർന്നു) ഞങ്ങൾ ഒരുപാ യുവാവിനെ ആക്രമിച്ച് ഒളിവിൽ കഴിഞ്ഞയാള്‍ പോലീസ് പിടിയിലായി കൊല്ലം: മദ്യപിക്കുന്നതിന് അച്ഛനെ ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാള്‍ പോലീസ് പിടിയിലായി. മയ്യനാട് കൈതപ്പുഴ ഞാറയില്‍ തൊടിയില്‍ വീട്ടില്‍ അനീഷ് (36) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ 24ന് വൈകുന്നേരം ഇയാളോടൊപ്പം മദ്യപിച്ച് കൊണ്ടിരുന്ന രാജേന്ദ്രന്‍ എന്നയാളെ അയാളുടെ മകന്‍ രാജേഷ് ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ചത്. മദ്യപിച്ച് കൊണ്ടിരുന്ന കുപ്പിഗ്ലാസ് പൊട്ടിച്ച് രാജേഷിന്‍റെ ഇടത് കണ്ണിന് താഴെ മുഖത്ത് കുത്തി ഗുരുതരമായ പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഖത്തെ അസ്ഥിക്കും പൊട്ടലും കണ്ണിന് പരിക്കുമേറ്റ രാജേഷ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ കൈതപ്പുഴ വയലില്‍ നിന്നും പിടിയിലായത്. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്. ജെ, അരുണ്‍ഷാ, ആന്‍റണി സിപിഒ മാരയ അഭിലാഷ്, ജിജൂ ജലാല്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. കൊല്ലം: അഹിംസാത്മക ജനമുന്നേറ്റത്തിലൂടെ വിജയംവരിച്ച കർഷക സമരത്തിന് അഭിവാദ്യമർപ്പിച്ച് സമരത്തിന്‍റെ വാർഷിക ദിനത മലമ്പനി, മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യത്തിലേക്ക്: ഡിഎംഒ കൊല്ലം:  മലമ്പനി, മന്തുരോഗം എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ ലക്ഷ്യത്തോട് അടുക്കുന്നുവ കരിത്തുറയിൽ നായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്ക് ചവറ: ചവറ കരിത്തുറയിൽ നായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്കേറ്റു. കരിത്തുറ ഡിക്സൺ നിവാസിൽ മേരി താങ്കച്ചൻ (59 സോണി ക തായമ്പകയിൽ താളം പിടിച്ച് സി.ആർ മഹേഷ് എംഎൽഎ കരുനാഗപ്പള്ളി: കഴിഞ്ഞ ആറു വർഷമായി തായമ്പക പഠിച്ച സി.ആർ മഹേഷ് എംഎൽഎയും സംഘവും ജനസമക്ഷം ഓച്ചിറ പരബ്രഹ്മ സന്നിധിയി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് മാനേജർ അറസ്റ്റിൽ കൊട്ടാരക്കര: ഭാര്യയെ മർദിച്ചവശയാക്കിയ ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് മാനേജരെ കൊട്ടാരക്കര പോലീസ് അറസ്റ്റ കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില് ഭാര്യയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച ഭർത്താവ് അറസ്റ്റിൽ കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കൂരീപ്പു കൊല്ലം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കർഷക സമര വാർഷിക സംഗമം സംഘടിപ്പിച്ചു കൊട്ടാരക്കര കർഷക സമരം ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തി സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരേ സൈക്കിൾ റാലി നടത്തി കൊട്ടാരക്കര: വനിതാ-ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളജിൽ സൈക്കിൾ റാലിയും ബോ വശങ്ങള്‍ തകര്‍ന്നു; ജലവിതരണം ഇല്ലാതെ അരിങ്ങടയിലെ സബ്കനാല്‍ പത്തനാപുരം സബ് കനാലിന്‍റെ വശങ്ങള്‍ ഇടിഞ്ഞിറങ്ങി വര്‍ഷങ്ങളായിട്ടും നവീകരണമില്ല. മൂന്ന് വര്‍ഷമായി കനാല്‍ വഴി ജല തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി കരുനാഗപ്പള്ളി: കുടിശിഖ ഇല്ലാതെ കൂലി വിതരണം ചെയ്യുക, തൊഴിലുറപ്പിലെ ജാതി വിവേചനം അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ ഇര നഗരസഭയിലെ പണികൾ റദ്ദാക്കി; കരാറുകാർ സമരത്തിലേയ്ക്ക് പുനലൂർ: നഗരസഭയിലെ കരാർ പണികൾ റദ്ദാക്കിയതിനെതിരെ മുനിസിപ്പൽ കരാറുകാർ സമരത്തിലേയ്ക്ക്. പുനലൂരിൽ നടത്തിയ പത്രസ കേരള ഇലട്രിക്കല്‍ വയര്‍മാന്‍ ആന്‍റ് സൂപ്പര്‍വൈസര്‍സ് അസോ.ജില്ല സമ്മേളനം ഇന്ന് അഞ്ചല്‍ കേരള കേരള ഇലട്രിക്കല്‍ വയര്‍മാന്‍ ആന്‍റ് സൂപ്പര്‍വൈസര്‍സ് അസോസിയേഷന്‍ ജില്ല സമ്മേളനം ഇന്ന് അഞ്ചലില്‍ നടക പുനലൂർ: ദേശീയ കർഷക ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി. കുണ്ടറ: ജനങ്ങളെ തമ്മിലടിപ്പിച്ചു കൊണ്ടുള്ള മോദിയുടെ ഭരണം ആപത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുളക്കട പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് നാത്തി കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി നേതൃത്വത്തിൽ മാർച്ചും പ്രതിഷേധയോഗവും നടത്തി. പഞ്ചായത്ത് ഡ്രൈ കൊട്ടാരക്കര: നെടുവത്തൂർ ആനക്കോട്ടൂർ വാർഡിൽ പ്രധാനമന്ത്രിയുടെ ഉജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകൾ ന മദ്യം വാങ്ങാൻ പണം നൽകിയില്ല; വയോധികനെ മർദിച്ച യുവാവ് അറസ്റ്റിൽ കൊട്ടാരക്കര: ബിവറേജസ് മദ്യശാലയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന്‍റെ പേരിൽ അറുപത്തിരണ്ടുകാരനെ ക്രൂരമായി മർദിച്ച യു സിപിഎം ചവറ ഏരിയാ സമ്മേളനം തുടങ്ങി ചവറ: സിപി എം 23 -ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചവറ ഏരിയാ സമ്മേളനം തുടങ്ങി. നീണ്ടകര ചീലാന്തിമുക്ക് ജി വിക് അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മധ്യവയ്സകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ്് പിടിയിൽ കൊല്ലം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി തെങ്ങുവിള വീട്ടിൽ അജിത്ത് (അജി -46) ആണ് സിഐ സുധീറിനെതിരേ ചാത്തന്നൂരിലും അഴിമതി ആരോപണം ചാത്തന്നൂർ: ആലുവ സംഭവത്തിൽ സസ്പെൻഷനിലായ സിഐ സുധീറിനെതിരേ ചാത്തന്നൂരിലും പരാതി. സുധീർ 2008-ൽ ചാത്തന്നൂർ എസ്ഐ ആയിരു യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ ആൾ അറസ്റ്റിൽ ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി കരിന്പാലൂർ വിദ്യാഭവനിൽ വി പെണ്‍കുട്ടിയെ മാനഹാനി വരുത്തിയ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ പരവൂർ: പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം ഈഴം വിള ആദിത്യ ഭവനിൽ മണിക്കുട്ടൻ (48) ആണ് പോലീസ കൊല്ലത്ത് കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി കൊല്ലം: രണ്ടാം കുറ്റിയിൽ പ്രതീക്ഷാ നഗറിൽ താമസമില്ലാത്ത വീടിന്‍റെ പിൻഭാഗത്ത് അടുക്കള വാതിലിന്‍റെ സമീപത്താണ് രണ്ട് കഞ കവലകളിൽ കാമറക്കണ്ണുമായി മോട്ടോർ വാഹന വകുപ്പ് കൊട്ടാരക്കര: ജില്ലയിലെ പ്രധാനനിരത്തുകളിലെ ക്രമക്കേടുകൾ തടയാൻ കാമറക്കണ്ണുമായി മോട്ടോർ വാഹന വകുപ്പു സജ്ജമാകുന്നു കർഷക ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കൊട്ടാരക്കര: കർഷക ക്ഷേമനിധി ബോർഡ് അതിവേഗം പ്രവർത്തന സജ്ജമാക്കി കർഷകർക്ക് പ്രയോജനകരമാക്കണമെന്ന് ജി. എസ് ജയലാൽ പുനലൂരിൽ ഇടത്താവളത്തിന് സ്ഥിരം സംവിധാനം വേണമെന്ന് പുനലൂർ: ദിവസേന ആയിരക്കണക്കിന് തീർഥാടകർ ശബരിമലയിൽ പോകാനെത്തുന്ന പുനലൂരിൽ ഇടത്താവളത്തിന് സ്ഥിരം സംവിധാനം വേണമ അഞ്ചലില്‍ എസ്എഫ്ഐ-കെഎസ് യു  സംഘര്‍ഷം: പതിനഞ്ചോളം പേർക്ക് പരിക്ക് അഞ്ചല്‍: അഞ്ചലില്‍ എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ഇരുവിഭാഗങ്ങളിലുംപ്പെട്ട പതിനഞ്ചോളം പ്രവര്‍ത്തകര് സുനാമി ഫ്ളാറ്റിൽനിന്നും ലഹരി ഗുളികകൾ കണ്ടെടുത്തു ചാത്തന്നൂർ: ചാത്തന്നൂർ എക്സൈസ് സംഘം ധവളക്കുഴി സുനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകൾ കണ്ട സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കുണ്ടറ: പെരിനാട് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെ യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയിൽ ചവറ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ പോലീസ് പിടികൂടി. ചവറ തോട്ട കോട്ടവാസലില്‍ വന്‍ കഞ്ചാവ് വേട്ട; കടത്താന്‍ ശ്രമിച്ചത് 60 കിലോ ആര്യങ്കാവ് കേരള തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നടത്തിയ വാഹന പരിശോധനയില്‍ 60 കിലോ കഞ്ചാവുമായി രണ്ടുപേര്‍ വിരണ്ടോടിയ ആന എംസി റോഡിൽ ഗതാഗതം തടസപ്പെടുത്തി കൊട്ടാരക്കര: ക്ഷേത്രത്തിൽ എഴുന്നെള്ളളത്തിനു കൊണ്ട് വന്ന ആന വിരണ്ടോടി. എംസി റോഡിലെത്തിയ ആന, റോഡിൽ നിലയുറപ്പിച്ചതോടെ ഇ കൊല്ലം: ദേശീയപാത 66 നാല്പത്തഞ്ച് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികളുടെ ഐ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായം നൽകി കുണ്ടറ: കാൻസർ രോഗ ബാധിതനായ കുരീപ്പുഴ സ്വദേശിക്ക് അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ ട്രസ്റ്റ് രണ്ടേമുക്കാൽ ലക്ഷം രൂപ ബിരിയാണ ബുക്ക് ഓഫ് റെക്കോർഡുകളിൽ തിളങ്ങി രണ്ടുവയസുകാരൻ കൊല്ലം: വിവിധ ബുക്ക് ഓഫ് റെക്കോർഡ്സുകളിൽ തിളങ്ങി രണ്ടുവയസുകാരൻ മുഹമ്മദ് അയാൻ. കരിക്കോട് ടികെഎം കോളജിന് സമീപം തെക അഞ്ചല്‍ കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്രൂസ് (കേരള റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫയര്‍ സൊസൈറ്റി) ന്‍റെ ഫിഷിംഗ് ബോട്ടിൽ നിന്നും പണം മോഷ്ടിച്ച യുവാവ് പിടിയിൽ കൊല്ലം: ഫിഷിംഗ് ബോട്ടിൽ നിന്നും പണവും പവർബാങ്കും മോഷ്ടിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മെർ നാളികേരത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കണം: പി. പ്രസാദ് കൊല്ലം: കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്‍റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് മന്ത്രി പി. പ്രസാദ്. തൃക്കരുവ ക പൂർവ വിദ്യാർഥി സംഘടനയും മത്സര പരീക്ഷയ്ക്കുള്ള പരിശീലനവും ആരംഭിച്ചു ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖത്തിൽ രൂപം കൊണ്ട പൂർവ വിദ്യാർഥി സംഘടനയുടെ ഔ പുനലൂർ-പത്തനാപുരം റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു പുനലൂർ: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുനലൂർ പത്തനാപുരം റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തനങ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ വാർഷികം ആഘോഷിച്ചു ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ മൂന്നാം വാർഷികാഘോഷം നടത്തി. ചാത്തന്നൂർ വ്യാപാരഭവനിൽ ചേർന്ന സമ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നില്ല: പ്രതിസന്ധിയിലായി വ്യാപാരികൾ കൊട്ടാരക്കര: സൗകര്യപ്രദമായ സ്ഥലങ്ങളിൽ പോലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിടാൻ പോലീസ് അനുവദിക ഹോട്ടലുകളിലെ റെയ്ഡ്: നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹോട്ടലുടമകൾ പുനലൂർ: കോവിഡ് വ്യാപനങ്ങളെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ വ്യാപാരത്തെ തകർക്കാൻ ചിലർ നടത്തിയ ഗൂഢാലോച ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏത് മാസവും പുതുക്കാം കൊല്ലം: ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏതു മാസവും ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍) പുതുക്കാവുന്നതാണ്. ഒ ചാത്തന്നൂർ:ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്‍ററിന്‍റെയും ഐസിഡിഎസിന്‍റെയും നേതൃത്വത്തിൽ ജെൻഡർ അവബോ പഞ്ചായത്ത് ഡ്രൈവറുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര: കുളക്കടയിൽ സിപി‌എമ്മിനെതിരെ പരസ്യനിലപാടുമായി കേരളാ കോൺഗ്രസ് (ബി പഞ്ചായത്ത് ഡ്രൈവർ ഓഫീസിൽ തൂങ്ങി മര സ്കൂള്‍ പരിസരത്ത് നിന്ന കൂറ്റന്‍ മരം കടപുഴകി അഞ്ചല്‍ ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ ഭൂമിയില്‍ പ്രധാന കവാടത്തോട് ചേര്‍ന്ന് നിന്ന കൂറ്റന്‍ മരം ഇന്നലെ പെയ്ത കന കൊല്ലം: അഹിംസാത്മക ജനമുന്നേറ്റത്തിലൂടെ വിജയംവരിച്ച കർഷക സമരത്തിന് അഭിവാദ്യമർപ്പിച്ച് സമരത്തിന്‍റെ വാർഷിക ദിനത മലമ്പനി, മന്തുരോഗ നിര്‍മാര്‍ജനം ലക്ഷ്യത്തിലേക്ക്: ഡിഎംഒ കൊല്ലം:  മലമ്പനി, മന്തുരോഗം എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ജില്ലയില്‍ ലക്ഷ്യത്തോട് അടുക്കുന്നുവ കരിത്തുറയിൽ നായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്ക് ചവറ: ചവറ കരിത്തുറയിൽ നായയുടെ കടിയേറ്റ് നാല് പേർക്ക് പരിക്കേറ്റു. കരിത്തുറ ഡിക്സൺ നിവാസിൽ മേരി താങ്കച്ചൻ (59 സോണി ക തായമ്പകയിൽ താളം പിടിച്ച് സി.ആർ മഹേഷ് എംഎൽഎ കരുനാഗപ്പള്ളി: കഴിഞ്ഞ ആറു വർഷമായി തായമ്പക പഠിച്ച സി.ആർ മഹേഷ് എംഎൽഎയും സംഘവും ജനസമക്ഷം ഓച്ചിറ പരബ്രഹ്മ സന്നിധിയി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് മാനേജർ അറസ്റ്റിൽ കൊട്ടാരക്കര: ഭാര്യയെ മർദിച്ചവശയാക്കിയ ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ബാങ്ക് മാനേജരെ കൊട്ടാരക്കര പോലീസ് അറസ്റ്റ കൊല്ലം: സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറുപ്പക്കാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില് ഭാര്യയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ച ഭർത്താവ് അറസ്റ്റിൽ കൊല്ലം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കൂരീപ്പു കൊല്ലം: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കർഷക സമര വാർഷിക സംഗമം സംഘടിപ്പിച്ചു കൊട്ടാരക്കര കർഷക സമരം ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിൽ കൊട്ടാരക്കരയിൽ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തി സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരേ സൈക്കിൾ റാലി നടത്തി കൊട്ടാരക്കര: വനിതാ-ശിശു വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളജിൽ സൈക്കിൾ റാലിയും ബോ വശങ്ങള്‍ തകര്‍ന്നു; ജലവിതരണം ഇല്ലാതെ അരിങ്ങടയിലെ സബ്കനാല്‍ പത്തനാപുരം സബ് കനാലിന്‍റെ വശങ്ങള്‍ ഇടിഞ്ഞിറങ്ങി വര്‍ഷങ്ങളായിട്ടും നവീകരണമില്ല. മൂന്ന് വര്‍ഷമായി കനാല്‍ വഴി ജല തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി കരുനാഗപ്പള്ളി: കുടിശിഖ ഇല്ലാതെ കൂലി വിതരണം ചെയ്യുക, തൊഴിലുറപ്പിലെ ജാതി വിവേചനം അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ ഇര നഗരസഭയിലെ പണികൾ റദ്ദാക്കി; കരാറുകാർ സമരത്തിലേയ്ക്ക് പുനലൂർ: നഗരസഭയിലെ കരാർ പണികൾ റദ്ദാക്കിയതിനെതിരെ മുനിസിപ്പൽ കരാറുകാർ സമരത്തിലേയ്ക്ക്. പുനലൂരിൽ നടത്തിയ പത്രസ കേരള ഇലട്രിക്കല്‍ വയര്‍മാന്‍ ആന്‍റ് സൂപ്പര്‍വൈസര്‍സ് അസോ.ജില്ല സമ്മേളനം ഇന്ന് അഞ്ചല്‍ കേരള കേരള ഇലട്രിക്കല്‍ വയര്‍മാന്‍ ആന്‍റ് സൂപ്പര്‍വൈസര്‍സ് അസോസിയേഷന്‍ ജില്ല സമ്മേളനം ഇന്ന് അഞ്ചലില്‍ നടക പുനലൂർ: ദേശീയ കർഷക ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം നടത്തി. കുണ്ടറ: ജനങ്ങളെ തമ്മിലടിപ്പിച്ചു കൊണ്ടുള്ള മോദിയുടെ ഭരണം ആപത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുളക്കട പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് നാത്തി കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി നേതൃത്വത്തിൽ മാർച്ചും പ്രതിഷേധയോഗവും നടത്തി. പഞ്ചായത്ത് ഡ്രൈ കൊട്ടാരക്കര: നെടുവത്തൂർ ആനക്കോട്ടൂർ വാർഡിൽ പ്രധാനമന്ത്രിയുടെ ഉജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകൾ ന മദ്യം വാങ്ങാൻ പണം നൽകിയില്ല; വയോധികനെ മർദിച്ച യുവാവ് അറസ്റ്റിൽ കൊട്ടാരക്കര: ബിവറേജസ് മദ്യശാലയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന്‍റെ പേരിൽ അറുപത്തിരണ്ടുകാരനെ ക്രൂരമായി മർദിച്ച യു സിപിഎം ചവറ ഏരിയാ സമ്മേളനം തുടങ്ങി ചവറ: സിപി എം 23 -ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ചവറ ഏരിയാ സമ്മേളനം തുടങ്ങി. നീണ്ടകര ചീലാന്തിമുക്ക് ജി വിക് അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മധ്യവയ്സകനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ്് പിടിയിൽ കൊല്ലം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി തെങ്ങുവിള വീട്ടിൽ അജിത്ത് (അജി -46) ആണ് സിഐ സുധീറിനെതിരേ ചാത്തന്നൂരിലും അഴിമതി ആരോപണം ചാത്തന്നൂർ: ആലുവ സംഭവത്തിൽ സസ്പെൻഷനിലായ സിഐ സുധീറിനെതിരേ ചാത്തന്നൂരിലും പരാതി. സുധീർ 2008-ൽ ചാത്തന്നൂർ എസ്ഐ ആയിരു യുവതിയെ ആക്രമിച്ച് കവർച്ച നടത്തിയ ആൾ അറസ്റ്റിൽ ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി കരിന്പാലൂർ വിദ്യാഭവനിൽ വി പെണ്‍കുട്ടിയെ മാനഹാനി വരുത്തിയ ആൾ പോക്സോ പ്രകാരം അറസ്റ്റിൽ പരവൂർ: പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം ഈഴം വിള ആദിത്യ ഭവനിൽ മണിക്കുട്ടൻ (48) ആണ് പോലീസ കൊല്ലത്ത് കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി കൊല്ലം: രണ്ടാം കുറ്റിയിൽ പ്രതീക്ഷാ നഗറിൽ താമസമില്ലാത്ത വീടിന്‍റെ പിൻഭാഗത്ത് അടുക്കള വാതിലിന്‍റെ സമീപത്താണ് രണ്ട് കഞ കവലകളിൽ കാമറക്കണ്ണുമായി മോട്ടോർ വാഹന വകുപ്പ് കൊട്ടാരക്കര: ജില്ലയിലെ പ്രധാനനിരത്തുകളിലെ ക്രമക്കേടുകൾ തടയാൻ കാമറക്കണ്ണുമായി മോട്ടോർ വാഹന വകുപ്പു സജ്ജമാകുന്നു കർഷക ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് കൊട്ടാരക്കര: കർഷക ക്ഷേമനിധി ബോർഡ് അതിവേഗം പ്രവർത്തന സജ്ജമാക്കി കർഷകർക്ക് പ്രയോജനകരമാക്കണമെന്ന് ജി. എസ് ജയലാൽ പുനലൂരിൽ ഇടത്താവളത്തിന് സ്ഥിരം സംവിധാനം വേണമെന്ന് പുനലൂർ: ദിവസേന ആയിരക്കണക്കിന് തീർഥാടകർ ശബരിമലയിൽ പോകാനെത്തുന്ന പുനലൂരിൽ ഇടത്താവളത്തിന് സ്ഥിരം സംവിധാനം വേണമ അഞ്ചലില്‍ എസ്എഫ്ഐ-കെഎസ് യു  സംഘര്‍ഷം: പതിനഞ്ചോളം പേർക്ക് പരിക്ക് അഞ്ചല്‍: അഞ്ചലില്‍ എസ്എഫ്ഐ, കെഎസ് യു പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ഇരുവിഭാഗങ്ങളിലുംപ്പെട്ട പതിനഞ്ചോളം പ്രവര്‍ത്തകര് സുനാമി ഫ്ളാറ്റിൽനിന്നും ലഹരി ഗുളികകൾ കണ്ടെടുത്തു ചാത്തന്നൂർ: ചാത്തന്നൂർ എക്സൈസ് സംഘം ധവളക്കുഴി സുനാമി ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകൾ കണ്ട സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കുണ്ടറ: പെരിനാട് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെ യുവാക്കളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയിൽ ചവറ: യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒളിവിലായിരുന്ന മുഖ്യ പ്രതിയെ പോലീസ് പിടികൂടി. ചവറ തോട്ട കോട്ടവാസലില്‍ വന്‍ കഞ്ചാവ് വേട്ട; കടത്താന്‍ ശ്രമിച്ചത് 60 കിലോ ആര്യങ്കാവ് കേരള തമിഴ്നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നടത്തിയ വാഹന പരിശോധനയില്‍ 60 കിലോ കഞ്ചാവുമായി രണ്ടുപേര്‍ വിരണ്ടോടിയ ആന എംസി റോഡിൽ ഗതാഗതം തടസപ്പെടുത്തി കൊട്ടാരക്കര: ക്ഷേത്രത്തിൽ എഴുന്നെള്ളളത്തിനു കൊണ്ട് വന്ന ആന വിരണ്ടോടി. എംസി റോഡിലെത്തിയ ആന, റോഡിൽ നിലയുറപ്പിച്ചതോടെ ഇ കൊല്ലം: ദേശീയപാത 66 നാല്പത്തഞ്ച് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികളുടെ ഐ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സാ സഹായം നൽകി കുണ്ടറ: കാൻസർ രോഗ ബാധിതനായ കുരീപ്പുഴ സ്വദേശിക്ക് അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ ട്രസ്റ്റ് രണ്ടേമുക്കാൽ ലക്ഷം രൂപ ബിരിയാണ ബുക്ക് ഓഫ് റെക്കോർഡുകളിൽ തിളങ്ങി രണ്ടുവയസുകാരൻ കൊല്ലം: വിവിധ ബുക്ക് ഓഫ് റെക്കോർഡ്സുകളിൽ തിളങ്ങി രണ്ടുവയസുകാരൻ മുഹമ്മദ് അയാൻ. കരിക്കോട് ടികെഎം കോളജിന് സമീപം തെക അഞ്ചല്‍ കേരള സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ക്രൂസ് (കേരള റൂറല്‍ എംപ്ലോയ്മെന്‍റ് ആന്‍റ് വെല്‍ഫയര്‍ സൊസൈറ്റി) ന്‍റെ ഫിഷിംഗ് ബോട്ടിൽ നിന്നും പണം മോഷ്ടിച്ച യുവാവ് പിടിയിൽ കൊല്ലം: ഫിഷിംഗ് ബോട്ടിൽ നിന്നും പണവും പവർബാങ്കും മോഷ്ടിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മെർ നാളികേരത്തിന്‍റെ നഷ്ടപ്രതാപം വീണ്ടെടുക്കണം: പി. പ്രസാദ് കൊല്ലം: കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്‍റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് മന്ത്രി പി. പ്രസാദ്. തൃക്കരുവ ക പൂർവ വിദ്യാർഥി സംഘടനയും മത്സര പരീക്ഷയ്ക്കുള്ള പരിശീലനവും ആരംഭിച്ചു ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജിൽ ഗണിത ശാസ്ത്ര വിഭാഗത്തിന്‍റെ ആഭിമുഖത്തിൽ രൂപം കൊണ്ട പൂർവ വിദ്യാർഥി സംഘടനയുടെ ഔ പുനലൂർ-പത്തനാപുരം റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു പുനലൂർ: മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പുനലൂർ പത്തനാപുരം റോഡിൽ നടക്കുന്ന നവീകരണ പ്രവർത്തനങ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ വാർഷികം ആഘോഷിച്ചു ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് കേരളയുടെ മൂന്നാം വാർഷികാഘോഷം നടത്തി. ചാത്തന്നൂർ വ്യാപാരഭവനിൽ ചേർന്ന സമ സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നില്ല: പ്രതിസന്ധിയിലായി വ്യാപാരികൾ കൊട്ടാരക്കര: സൗകര്യപ്രദമായ സ്ഥലങ്ങളിൽ പോലും വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിടാൻ പോലീസ് അനുവദിക ഹോട്ടലുകളിലെ റെയ്ഡ്: നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹോട്ടലുടമകൾ പുനലൂർ: കോവിഡ് വ്യാപനങ്ങളെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ വ്യാപാരത്തെ തകർക്കാൻ ചിലർ നടത്തിയ ഗൂഢാലോച ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏത് മാസവും പുതുക്കാം കൊല്ലം: ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് വര്‍ഷത്തില്‍ ഏതു മാസവും ലൈഫ് സര്‍ട്ടിഫിക്കറ്റ് (ജീവന്‍ പ്രമാണ്‍) പുതുക്കാവുന്നതാണ്. ഒ ചാത്തന്നൂർ:ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്‍ററിന്‍റെയും ഐസിഡിഎസിന്‍റെയും നേതൃത്വത്തിൽ ജെൻഡർ അവബോ പഞ്ചായത്ത് ഡ്രൈവറുടെ മരണം: സമഗ്രാന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (ബി) കൊട്ടാരക്കര: കുളക്കടയിൽ സിപി‌എമ്മിനെതിരെ പരസ്യനിലപാടുമായി കേരളാ കോൺഗ്രസ് (ബി പഞ്ചായത്ത് ഡ്രൈവർ ഓഫീസിൽ തൂങ്ങി മര സ്കൂള്‍ പരിസരത്ത് നിന്ന കൂറ്റന്‍ മരം കടപുഴകി അഞ്ചല്‍ ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ ഭൂമിയില്‍ പ്രധാന കവാടത്തോട് ചേര്‍ന്ന് നിന്ന കൂറ്റന്‍ മരം ഇന്നലെ പെയ്ത കന കോഴിക്കോട്ട് യുവതിയെ ആക്രമിച്ച സംഭവം; മുപ്പതോളം പേർക്കെതിരെ കേസ് ഒമിക്രോൺ വകഭേദം; നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം മോഫിയയുടെ വീട് ഗവർണർ സന്ദർശിച്ചു; ആലുവ പോലീസിന് വിമർശനം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി കോഴിക്കോട്ട് യുവതിയെ ആക്രമിച്ച സംഭവം; മുപ്പതോളം പേർക്കെതിരെ കേസ് ഒമിക്രോൺ വകഭേദം; നിരീക്ഷണം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണം; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷം മോഫിയയുടെ വീട് ഗവർണർ സന്ദർശിച്ചു; ആലുവ പോലീസിന് വിമർശനം അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കി വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur വ്രതവാഗ്ദാന സുവർണ ജൂബിലി സമ്മേളനം Idukki സിസ്റ്റർ മെർളിൻ പ്രൊവിൻഷ്യൽ സുപ്പീരിയർ Ernakulam വട്ടക്കൊട്ടായിയിൽ കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു Thrissur എലിപ്പനി: ജാഗ്രതയും നിരീക്ഷണവും ഉൗർജിതമാക്കി Palakkad യുവതിയുടെ മരണം: അനാസ്ഥയ്ക്കെതിരേ പരാതി Malappuram എന്‍എംസിസി അക്കാഡമി ഫോര്‍ ട്രെയിനിംഗ് ആൻഡ് ഡവലപ്‌മെന്‍റ് ഉദ്ഘാടനം 30ന് Kannur ഫൈസി സഹോദരന്‍മാര്‍ മുതല്‍ സാനിയ വരെ; ഇന്ത്യന്‍ ടെന്നീസിന്റെ ഐതിഹാസിക ചരിത്രം ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്നൊരു ചരിത്രമുണ്ട്. രാജ്യത്തിനായി മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം വേറൊരു തലത്തിലേക്കുയരും. മൂന്നു തവണ ഇന്ത്യ ഡേവിസ് കപ്പിന്റെ ഫൈനലിലെത്തി. ഫ്രാന്‍സും ഓസ്ട്രേലിയയുമൊക്കെയുള്‍പ്പെടെയുള്ള കരുത്തരെ അട്ടിമറിച്ച ചരിത്രമുണ്ട് ഇന്ത്യക്ക്. ടെന്നീസില്‍ ശോഭനമായ ചരിത്രമാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. എന്നും തലയെടുപ്പോടെ നില്‍ക്കാവുന്ന ചരിത്രം. പങ്കെടുത്ത ആദ്യ ഡേവിസ് കപ്പില്‍ (1921) തന്നെ സെമിയിലെത്തിയ ടീം. അതു കരുത്തരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചായിരുന്നു ആ സെമി ഫൈനല്‍ പ്രവേശനം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ ഡബ്ള്‍സ് ടീം ക്വാര്‍ട്ടര്‍ വരെയെത്തി. അതിനും ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുമ്പേ ബി. നെഹ്റുവും തുടര്‍ന്ന് സര്‍ദാര്‍ നിഹാല്‍ സിങ്ങും വിംബിള്‍ഡണില്‍ കളിച്ചു. പക്ഷേ ഇന്നത്തെ എത്ര ടെന്നീസ് പ്രേമികള്‍ക്ക് അറിയാം ഇത്തരം വിവരങ്ങള്‍ അഡ്വാന്റേജ് ഇന്ത്യ- ദ സ്റ്റോറി ഓഫ് ഇന്ത്യന്‍ ടെന്നീസ്' എന്ന പുസ്തകത്തിലൂടെ ഇന്ത്യന്‍ ടെന്നീസിന്റെ അറിയപ്പെടാത്ത ചരിത്രം മാത്രമല്ല ഇതുവരെയുള്ള ചരിത്രം രേഖപ്പെടുത്തുകയാണ് അനിന്ദ്യ ദത്ത. ഇന്ത്യന്‍ വനിതാ ടെന്നീസിന്റെയും ഡബ്ള്‍സിന്റെയും ഇതുവരെയുള്ള തിളക്കമാര്‍ന്ന ചരിത്രവും പുസ്തകത്തിലുണ്ട്. വെസ്റ്റ്ലാന്‍ഡ് സ്പോര്‍ട്, വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. മറ്റു പല കായിക വിനോദങ്ങളിലെന്ന പോലെ ടെന്നീസും ഇന്ത്യയിലെത്തിക്കുന്നത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോസ്ഥര്‍ ടെന്നീസിലെ മിന്നും താരങ്ങളായി. തുടര്‍ന്ന് ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ബ്രിട്ടീഷുകാരും അവര്‍ക്കൊപ്പം ഇന്ത്യക്കാരും പിന്നീട് മുന്‍ നിരയിലേക്കെത്തുന്നു. അമൃത് രാജ് സഹോദരങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യക്ക് ടെന്നീസ് ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ ഫൈസി സഹോദരന്‍മാര്‍ (ഡോ.ഹസന്‍ അലി ഫൈസി, ഡോ.ആര്‍തര്‍ അലി ഫൈസി) ക്രിക്കറ്റിലും ടെന്നീസിലും ഒരു പോലെ ഇന്ത്യയ്ക്കായി തിളങ്ങിയ കോട്ട രാമസ്വാമി, ടെന്നീസടക്കം ഏഴ് കായിക ഇനങ്ങളില്‍ തിളങ്ങിയ എസ്.എം.റെയിന്‍ബോ ഹാഡി, ഇന്ത്യന്‍ ടെന്നീസിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സ്ലീം, ഇന്ത്യക്കു വേണ്ടി തിളങ്ങിയ സിഡ്നി ജേക്കബ് തുടങ്ങിയവരുടെ അറിയപ്പെടാത്ത ചരിത്രം അനിന്ദ്യ ദത്ത തുറന്നു കാട്ടുകയാണ് അഡ്വാന്റേജ് ഇന്ത്യ'യിലുടെ. സാനിയ മിര്‍സ ഇന്ന് ഇന്ത്യന്‍ ടെന്നീസിന്റെ പതാക വാഹകയായി തിളങ്ങുമ്പോള്‍ കരുത്തുറ്റ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേക്കണ്ണിയാണ് അവരെന്ന് അനിന്ദ്യ ദത്ത വിവരിക്കുന്നു. സ്വന്തന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയാണ് രാജ്കുമാരി അമൃത് കൗര്‍. ആരോഗ്യ രംഗത്തും കായിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയ ആ രാജകുടുംബാഗം ഒരുകാലത്ത് ഇന്ത്യയിലെ മുന്‍നിര ടെന്നീസ് താരമായിരുന്നു. 1910-കളില്‍ ഇന്ത്യന്‍ ടെന്നീസിനെ അടക്കി വാണ താരം. 1954-ല്‍ ഇന്ത്യന്‍ ലോണ്‍ ടെന്നീസ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അവര്‍ നടപ്പിലാക്കിയ പദ്ധതിയാണ് (രാജ്കുമാരി അമൃത് കൗര്‍ കോച്ചിങ് സ്‌കീം) ഇന്ത്യന്‍ കായിക രംഗത്തിന്റെ പ്രത്യേകിച്ച് ടെന്നീസിന്റെ തലവരമാറ്റി. 1955- മുതല്‍ 1975 വരെയുളള കാലം ഇന്ത്യന്‍ ടെന്നീസിന്റെ സുവര്‍ണ കാലഘട്ടമായി മാറി. പ്രമുഖരായവിദേശ ടെന്നീസ് താരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ വന്നു. അവരുമായുള്ള മത്സര പരിചയത്തിലൂടെ ഇന്ത്യന്‍ താരങ്ങളുടെ നിലവാരമയുര്‍ന്നു. പ്രേംജിത് ലാല്‍, ജയദീപ് മുഖര്‍ജി തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടെന്നീസിന്റെ പതാക വാഹകരായി. ഇത്തരം അറിവുകളാണ് 'അഡ്വാന്റേജ് ഇന്ത്യ' വായനക്കാര്‍ക്കായി നല്‍കുന്നത്. ഡേവിസ് കപ്പില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്നൊരു ചരിത്രമുണ്ട്. രാജ്യത്തിനായി മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം വേറൊരു തലത്തിലേക്കുയരും. മൂന്നു തവണ ഇന്ത്യ ഡേവിസ് കപ്പിന്റെ ഫൈനലിലെത്തി. ഫ്രാന്‍സും ഓസ്ട്രേലിയയുമൊക്കെയുള്‍പ്പെടെയുള്ള കരുത്തരെ അട്ടിമറിച്ച ചരിത്രമുണ്ട് ഇന്ത്യക്ക്. അത്തരം ത്രസിപ്പിക്കുന്ന ചരിത്രങ്ങളും ദത്ത വരച്ചു കാട്ടുന്നു. ജയ് ദീപ് മുഖര്‍ജി, രാംനാഥന്‍ കൃഷ്ണന്‍ രമേശ് കൃഷ്ണന്‍, അമൃത് രാജ് സഹോദരന്‍മാര്‍ തുടങ്ങി പോയകാല താരങ്ങള്‍ മുതല്‍ ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ തുടങ്ങിയവരുമായി നേരിട്ടു സംസാരിച്ചും ബന്ധപ്പെട്ടുമാണ് അനിന്ദ്യ ദത്ത പുസ്തകം രചിച്ചിരിക്കുന്നത്. ഇവരുടെ കരിയറിനെക്കുറിച്ചും വിശദമായി പുസ്തകത്തിലുണ്ട്. വിശദമായ ഗവേഷണങ്ങളുടെ കരുത്തും പുസ്തകത്തിനുണ്ട്. ഇന്ത്യന്‍ ടെന്നീസിന്റെ ഇതുവരെയുള്ള ചരിത്രം സമഗ്രമായി രേഖപ്പെടുത്തുന്നതിനൊപ്പം ഭാവിയേക്കുറിച്ചും പുസ്തകത്തിലുണ്ട്. ടെന്നീസ് പ്രേമികള്‍ക്ക് മാത്രമല്ല കായിക പ്രേമികള്‍ക്കെല്ലാം മുതല്‍ക്കൂട്ടാകുന്ന പുസ്തകമാണ് സ്പോര്‍ട്സ് എഴുത്തുകാരനും ബാങ്കറുമായ അനിന്ദ്യ ദത്തയുടെ രചനയില്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മഹത്തായ കായിക പാരമ്പര്യത്തെക്കുറിച്ച് അഭിമാനത്തോടെ വായിക്കാവുന്ന പുസ്തകം. അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍: മണിപ്രവാളത്തിന്റെ ബൃഹത്തായ ഭൂപടം സംസ്‌കൃതം, തമിഴ്, കന്നഡ, ആന്ധ്രഭാഷ എന്നിവയില്‍നിന്ന് വ്യത്യസ്തമാണ് കേരളഭാഷയെന്ന അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍: മണിപ്രവാളത്തിന്റെ ബൃഹത്തായ ഭൂപടം ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി വിളുമ്പുകളിൽ ചാവിന്റേയും പിറവികളുടേയും ക്ലാവ് പിടിച്ചിരിക്കുന്ന കഥകൾ കിതാബ് അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍: മണിപ്രവാളത്തിന്റെ ബൃഹത്തായ ഭൂപടം പകുതി ഹൃത്തിനാല്‍പ്പൊറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്ളുക അലകള്‍ 'അക്കർമാശി കഴിച്ചുതീര്‍ത്ത ഓരോ വറ്റും കത്തിപ്പോയി, കളഞ്ഞുപോയ ഓരോ വറ്റും ദുസ്വപ്നങ്ങളായി ദേവദാസി കാരണം നശിച്ചുപോയ അച്ഛനും സതി അനുഷ്ഠിക്കേണ്ടിവന്ന അമ്മയും; വാങ്മയസൗഭഗത്തിന്റെ വസന്തഭേരി റിയാദ്: സൗദിയിൽ(Saudi Arabia) മൂന്നുമാസ അടിസ്ഥാനത്തിൽ ഇഖാമയും(Iqama താമസ രേഖ) വർക്ക് പെർമിറ്റും എടുക്കൽ/പുതുക്കൽ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സദയ)യുടെ സാങ്കേതിക സഹായത്തോടെയാണ് പാസ്‌പോർട്ട് ഡയറക്ടറേറ്റും (ജവാസത്ത്)(Jawazat) മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്. മാനവവിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേർത്ത് വലിയ തുകയാണ് ഇഖാമയും വർക്ക് പെർമിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് പ്രവർത്തന പഥത്തിലായത്. മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാനാവും. തൊഴിലുടമക്ക് തെന്റ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാൻ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴിൽ വിപണിക്കും വലിയ ആശ്വാസവും സഹായവുമാകും എന്നാണ് കരുതുന്നത്. ഈ നിയമം രാജ്യത്തെ വിദേശ ഗാർഹിക ജോലിക്കാർക്ക് ബാധകമല്ല. രാജ്യം ശൈത്യത്തിലേക്ക് കൂടുതൽ അടുക്കുന്നു എന്നതിന്റ സൂചന നൽകി താപനില ദിനംപ്രതി കുറയുന്നു അബൂദബി: രാജ്യം ശൈത്യത്തിലേക്ക് കൂടുതൽ അടുക്കുന്നു എന്നതിെൻറ സൂചന നൽകി താപനില ദിനംപ്രതി കുറയുന്നു. അതേസമയം, കഴിഞ്ഞദിവസം യു.എ.ഇയുടെ വിവിധ മേഖലകളിൽ കൃത്രിമ മഴയും പെയ്യിച്ചിരുന്നു. അബൂദബി ഗസിയോറയിൽ താപനില 15 ഡിഗ്രി സെൽഷ്യസിൽ എത്തിയതായി രേഖപ്പെടുത്തി. അബൂദബിയിലെയും റാസൽഖൈമയിലെയും ചില ഭാഗങ്ങളിലും, ഗന്ദൂത്ത്, അൽ മർജാൻ, അൽദൈദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലും മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മേഖലയിൽ ശരാശരി 20 ഡിഗ്രി സെൽഷ്യസിൽ താപനില എത്തിയെങ്കിലും അബൂദബി, ദുബൈ എമിറേറ്റുകളിലെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസ് വരെയാണുള്ളത്. പ്രണയത്തെ ആസ്പദമാക്കിയ മലയാളം സിൽമകൾ എല്ലാം കൂടെ ചേർന്ന് ഒരു സംഘടനയുണ്ടാക്കിയാൽ അതിന്റെ പോളിറ്റ്ബ്യുറോയിൽ ഇരിക്കാൻ പോന്ന സിൽമയാണ് ചന്ദ്രോൽസവം. ഈ സിൽമയിലെ പ്രണയം എന്നൊക്കെ പറഞ്ഞാൽ അത് സാദാ പ്രണയമൊന്നുമല്ല. പളുങ്ക് പോലെയുള്ള നായികാനായകന്മാർ പളുങ്ക് പോലെയുള്ള ഉദാത്ത പ്രേമത്തിൽ ഏർപ്പെടുന്ന ഒരൊന്നൊന്നര സ്‌കീം ആണ്. ശ്വാസകോശവും ദേശീയഗാനവും കഴിഞ്ഞു ഒന്ന് ഇരിപ്പുറപ്പിക്കുന്നതിന് മുൻപ് തന്നെ ഈ പടത്തിന്റെ പ്രധാന പ്രമേയം പിടികിട്ടും: സമൂഹത്തിലെ സ്ത്രീകളുടെ വില കാലിച്ചാക്കിനേക്കാൾ താഴെയാണ് സംവിധായകൻ രഞ്ജിത്ത് “ഹൗ ടു ബി അൻ ഇന്റലെക്ച്വൽ?” ഗൂഗിൾ ചെയ്ത് തുടങ്ങിയിട്ടേയുള്ളൂ, ഈ സിൽമ പിടിക്കുന്ന കാലഘട്ടത്തിൽ) അതായത്, പ്രശാന്ത സുന്ദരമായ (രാവിലെ പക്ഷികൾ ഇടയ്ക്കയുടെ ബിജിഎം ഇട്ട് വയലുകൾക്ക് മുകളിലൂടെ പറക്കുന്ന) ഒരു ഗ്രാമത്തിലെ സകല ആൺതരികളിലും “മോഹം അങ്കുരിപ്പിക്കുന്ന” ഒരു ശരീരം മാത്രമാണ് നായിക ഇന്ദു. അവർക്കാണെങ്കിൽ കട്ട പ്രണയം, ചിറക്കൽ ശ്രീഹരി എന്ന നായകനോട്. ഇതാണെങ്കിൽ നാട്ടാർക്കെല്ലാം അറിയുകയും ചെയ്യാം. “ആരാണീ ശ്രീഹരി?” എന്ന് പ്രേക്ഷകർ ചിന്തിച്ചു തുടങ്ങുമ്പോളേക്കും ദാ വരുന്നു ഒരു മധ്യവയസ്‌കൻ. (മദ്യ വയസ്‌കനും – ആള് നല്ല കിണ്ടിയാണ്) പുള്ളിയാണെങ്കിൽ ഇന്ദുവിനോടുള്ള (നഷ്ട)പ്രണയത്തെ പറ്റി അതിഭീകര ശോകം. ഓ മൈ ഗോഡ്. അപ്പൊ ഇതാണ് ആ ശ്രീഹരി. ശോകത്തിന്റെ കാരണം: അന്ന് ഇന്ദുവിന്റെ വിവാഹമാണ്, വേറെ ഏതോ ഒരു അലവലാതിയുമായി. അതും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി. പക്ഷെ ആള് ജഗജില്ലിയാണെങ്കിലും പോയി യുദ്ധം ചെയ്ത് ഇന്ദുവിനെ സ്വന്തമാക്കാനൊന്നും ശ്രീഹരിക്ക് വയ്യ. കാരണം അത് “വിപ്ലവം” ആണത്രേ. ഒരു വിപ്ലവം പളുങ്ക് പോലെയുള്ള ഇന്ദുവിന് താങ്ങാനാവില്ല അത്രേ. ശ്രീഹരി വേറെ ലെവൽ ആണ്. വിവാഹപന്തലിൽ നിന്നും ഇറങ്ങി വരുന്ന വഴിയിൽ ഒരു ഗുണ്ട ഇന്ദുവിന്റെ വരനെ വെട്ടുന്നു, ഇത് ശ്രീഹരിയുടെ കൊട്ടേഷനാണ്‌ എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. അങ്ങനെ ദേവദാസ് സീൻ പ്ലാൻ ചെയ്ത ശ്രീഹരി സെൻട്രൽ ജയിലിലും, ഹണിമൂൺ തൊഴിലുറപ്പ് പദ്ധതി സ്വപ്നം കണ്ട ഇന്ദുവിന്റെ ഭർത്താവ് ടൂൾസ് നഷ്ടപ്പെട്ട് ഷെഡ്‌ഡിലും ആയി. പിന്നെ കാണിക്കുന്നത് കുറെ വർഷങ്ങൾക്ക് ശേഷം കുട്ടിരാമൻ അഥവാ “കെ.ആർ.” എന്ന ഓഞ്ഞ കപട ബുദ്ധിജീവി നോവലിസ്റ്റ്, ഒരു പറ്റം പിള്ളേരോട് ശ്രീഹരിയുടെയും ഇന്ദുവിന്റേയും പളുങ്ക് പോലത്തെ പ്രണയത്തെ പറ്റി സ്റ്റഡി ക്‌ളാസ്സ് എടുക്കുന്നതാണ്. പ്രഥമദൃഷ്ട്യാൽ ഈ കഥാപാത്രത്തിന്റെ ആവശ്യം പ്രേക്ഷകർക്ക് കത്തില്ല. എറണാകുളത്തെ നോർത്ത് ഇന്ത്യൻ ഹോട്ടലിൽ കയറിയ അങ്കമാലിക്കാരൻ, പൊറോട്ടക്ക് കറിയായി വെജിറ്റബിൾ കുറുമ എടുക്കട്ടെ എന്ന വെയിറ്ററിന്റെ ചോദ്യത്തിന് ഉത്തരമായി ഒറ്റ വാക്കിലുള്ള ഒരു മറു ചോദ്യം ചോദിച്ചത്രേ: “എന്തൂട്ടിന്?!” ഇതിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ എന്താണ്ട് ഇങ്ങനെയിരിക്കും: “വാട്ട് ഇസ് ദി പോയിന്റ്‌ ഓഫ് ദിസ് ഷിറ്റ്, ബ്രോ?!” ഇത് തന്നെയാണ് കെ.ആർ എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്ക് തോന്നുന്ന ആദ്യത്തെ സ്വാഭാവിക പ്രതികരണം. പക്ഷെ ഒന്ന് കൂടെ ആലോചിച്ചാൽ കാര്യം പിടികിട്ടും: ഈ കഥാപാത്രം രഞ്ജിത്തിന്റെ ഒരു സൈക്കോളജിക്കൽ മൂവ് ആണ്. രണ്ടുദ്ദേശങ്ങൾ ഉണ്ട് ഇതിന്റെ പിന്നിൽ. ഒന്ന്, “കെ.ആർ.” ഒരു ഓൺ സ്റ്റേജ് നറേറ്റർ ആണ് – ഈ പശുബെൽറ്റ് നേതാക്കൾ കക്കൂസ് കാണാനായി കേരളസന്ദർശനം നടത്തുമ്പോൾ അവരുടെ പ്രസംഗങ്ങൾ കേരളത്തിലെ നിരക്ഷരർക്ക് മനസിലാക്കി കൊടുക്കാൻ ആയി ഉള്ളി സുരയെ സ്റ്റേജിൽ വിളിക്കുന്നത് പോലെ. രണ്ട്, ഈ കഥാപാത്രം രഞ്ജിത്തിന്റെ സിൽമയിൽ രഞ്ജിത്തിനെ പറ്റി തന്നെയുള്ള meta reference ആണ്. എളിയ മനുഷ്യനാണദ്ദേഹം. അപ്പൊ സംഭവം എന്താന്ന് വെച്ചാൽ, ശ്രീഹരി തിരികെ വരികയാണ്. “സെൻട്രൽ ജയിലിൽ നിന്നാണ്” എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾ പോയി വല്ല 1987-ഇലെ മമ്മൂട്ടി ജോഷി പടവും കാണൂ! ഇത് രഞ്ജിത്തിന്റെ പടമാണ് ഹേ! രഞ്ജിത്തിന്റെ നായകന്മാർ വിയ്യൂർ ജയിലിൽ നിന്നിറങ്ങിയാലും പാരീസ് – ആംസ്റ്റർഡാം വഴിയേ ഒറ്റപ്പാലത്തു വരൂ എന്ന് അറിയാത്ത നിങ്ങൾ ഒക്കെ എന്തൊരു ദുരന്തം ആണ്! എല്ലാ പേഴ്‌സണാലിറ്റിയിലും സ്ഥായിയായി ഉള്ള ഒറ്റ ഐറ്റം മാത്രമേ ഉള്ളു: ഒരു ചുമന്ന പാന്റ്. കണ്ടാൽ പട്ടി കഞ്ഞികുടിക്കില്ല, ആ ടൈപ്പ് സാധനം. ശ്രീഹരിയുടെ സംഭാഷണം വേറെ ലെവൽ ആണ്. ഇപ്പൊ, “ഹലോ, എന്തൊക്കെയുണ്ട്?” എന്ന് ആരെങ്കിലും ചോദിച്ചാൽ ശ്രീഹരിയുടെ ഉത്തരം ഇങ്ങനെ: “എന്താണുള്ളത് എന്ന് ചോദിച്ചാൽ ഇപ്പൊ എന്താ പറയുക? മുകളിൽ മേൽക്കൂരയുണ്ട്. അതിന്റെ മുകളിൽ ആകാശമുണ്ട്, അവിടെ പറക്കുന്ന പക്ഷികളുണ്ട്, ചില പക്ഷികൾ പശുക്കളുടെ പുറത്തു വന്നിരിക്കും, നമ്മൾ പൊറോട്ടയോടൊപ്പം പശുവിനെ കഴിച്ചാൽ സങ്കികൾ നമ്മളെ കൊല്ലും അങ്ങനെ പലതും ഉണ്ട്..” (വീണയോ തംബുരുവോ ബിജിഎം) അങ്ങനെയിരിക്കുമ്പോൾ ശ്രീഹരി പഴയ കൊട്ടേഷൻ ഗുണ്ടയെ പഞ്ഞിക്കിട്ട് അവനെക്കൊണ്ട് പറയിപ്പിക്കുന്നു: കൊട്ടേഷൻ ശ്രീഹരിയല്ല കൊടുത്തത് എന്ന് കോപ്പ്. ഈ ഇടി പടം തുടങ്ങിയപ്പോ തന്നെ കൊടുത്താരുന്നേൽ ഈ പടമേ ഉണ്ടാവില്ലായിരുന്നല്ലോ?) എന്തായാലും വില്ലൻ ആരാണ് എന്ന് പിടികിട്ടി: ഇന്ദുവിന്റെ ശാരീരത്താൽ “മോഹം അങ്കുരിക്കപ്പെട്ട”, ആ ഗ്രാമത്തിലെ ഒരു വേദനിക്കുന്ന കോടീശ്വരൻ മാടമ്പി. അധികം വൈകാതെ ടൂൾസ് ഒടിഞ്ഞു കിടപ്പിലായ ഇന്ദുവിന്റെ ഭർത്താവിനെ വില്ലൻ കൊല്ലുന്നു – പക്ഷെ മരണ മൊഴിയായി അദ്ദേഹം ഇന്ദുവിന്റെ ചാരിത്ര്യ സർട്ടിഫിക്കറ്റ് ശ്രീഹരിക്ക് കൈമാറുന്നു. ആരോരുമില്ലാത്ത ഇന്ദു ശ്രീഹരിയുടെ വീട്ടിലേക്ക് താമസം മാറുന്നു. ഇവിടെയാണ് രഞ്ജിത്തിന്റെ അടുത്ത സൈക്കോളജിക്കൽ മൂവ്: പളുങ്ക് പോലെയുള്ള പ്രണയത്തിന്റെ കഥയിൽ നായകനും നായികയും ലിവ് ഇൻ റിലേഷൻഷിപ്പോ ഒരിക്കലും പാടില്ല! അങ്ങനെയൊരു സെറ്റപ്പ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ശ്രീഹരിയുടെ അച്ഛന്റെ പഴയ കാമുകി (രഞ്ജിത്ത് ആരാ മോൻ ഒരു ചാരിത്ര്യ പോലീസ് ആയി അവരോടൊപ്പം താമസം തുടങ്ങുന്നു. അങ്ങനെ പടം തീർന്നു എന്ന് പ്രേക്ഷകർ ചിന്തിക്കുമ്പോളേക്കും ദാ വരുന്നു അടുത്ത കഥാപാത്രം: ദുർഗ്ഗ ഫ്രം ഡൽഹി. ശ്രീഹരിയുടെ രോഗം ന്യൂറോസിസിൽ നിന്നും പുരോഗമിച്ചു സൈക്കോസിസിന്റെ പ്രാന്ത പ്രദേശങ്ങളിൽ എത്തി നിൽക്കുകയാണെന്നും, ഡൽഹിയിലെ ചികിത്സക്കിടയിൽ ഓടിപ്പോന്നതാണ് എന്നും പുള്ളിക്കാരി വെടിപറയൽ സംഘത്തോട് പറയുന്നു. ശ്രീഹരിയെ കൊണ്ടുപോകാൻ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ബുക് ചെയ്ത് റെഡിയായിട്ടാണ് ദുർഗ്ഗ വന്നിരിക്കുന്നത്. പടം തീരാൻ സ്കോപ് ഉണ്ടായിരുന്നു -പക്ഷെ വില്ലനെ ഇടിക്കാതെ എങ്ങനെ ലാലേട്ടന്റെ പടം തീരും? ഫാൻസ്‌ എന്ത് വിചാരിക്കും? അത് കൊണ്ട്, നമ്മുടെ മാടമ്പി വില്ലൻ ഇന്ദുവിനെ കിഡ്നാപ് ചെയ്യുന്നു. എന്നിട്ട് വിവാഹ സാരിയൊക്കെ ഉടുപ്പിച്ചു തൊഴിലുറപ്പ് പദ്ധതിക്കുള്ള തയ്യാറെടുപ്പ് തുടങ്ങുന്നു ടിജി രവിയും ഉമ്മറും ഒക്കെ ചെയ്യുമ്പോൾ നമ്മൾ “ബലാത്സംഗം” എന്ന് പറഞ്ഞിരുന്ന അതെ സംഭവം പക്ഷെ രഞ്ജിത്തിന്റെ ഇന്റലെക്ച്വൽ പടമായത് കാരണം “രാവണൻ സീതയെ തട്ടികൊണ്ട് പോയ പോലെ” എന്നൊക്കെ പറഞ്ഞു വില്ലന്റെ ന്യായീകരണവും ഉണ്ട് പക്ഷെ കൃത്യസമയത്തു ശ്രീഹരി ലാൻഡ് ചെയ്യുന്നു, വില്ലനെ ഇടിച്ചു സൂപ്പാക്കുന്നു, ആ ചാരിത്ര്യ സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ദുർഗ്ഗയും ശ്രീഹരിയും ഇന്ദുവും യാത്രയാകുന്നു. ഒറ്റപ്പാലത്തു നിന്നും ഡൽഹിയിലേക്ക്. പാരിസ് – ആംസ്റ്റർഡാം വഴി. എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്ബാദിച്ചിട്ടില്ല ജാന്‍വി കപൂര്‍ M Today Online എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്ബാദിച്ചിട്ടില്ല ജാന്‍വി കപൂര്‍ എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്ബാദിച്ചിട്ടില്ല ജാന്‍വി കപൂര്‍ ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ സെലിബ്രിറ്റികള്‍ വീണ്ടും ധരിക്കാറില്ല. എന്നാല്‍ ശ്രീദേവി-ബോണി കപൂര്‍ ദമ്ബതികളുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ അങ്ങനെയെല്ല. ഒരിക്കല്‍ ധരിച്ച വസ്ത്രത്തില്‍ തന്നെ ജാന്‍വിയെ പിന്നീടും കാണാറുണ്ട്‌. ഈ കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും ജാന്‍വിയെ പരിസഹിക്കാറുമുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ജാന്‍വി. ‘എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ’- ജാന്‍വി ചോദിക്കുന്നു. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ചിത്രത്തിലെ നായകന്‍. നിരൂപകരുടെയും പ്രേക്ഷകരുടെയും കയ്യടി നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ധടക്. മകളുടെ ആദ്യ ചിത്രം കാണാനുള്ള ഭാഗ്യം ശ്രീദേവിക്ക് ലഭിച്ചില്ല. അവരുടെ മരണ ശഷമാണ് ചിത്രം റിലീസ് ചെയ്തത്.’ എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ എന്റെ ദേഹത്ത് തൊടാന്‍ പ്രേംനസീറിനെ ഇനി ഞാന്‍ സമ്മതിക്കില്ല ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി;നസീറിന്റെ ബന്ധുവിന്റെ വെളിപ്പെടുത്തല്‍… മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റ് ജോഡികളിലൊന്നാണ് പ്രേംനസീര്‍-ഷീല. ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ച ചിത്രങ്ങളുടെ എണ്ണമെടുത്താല്‍ അത് ലോകറെക്കോഡാണ്. കാലങ്ങളിത്ര കഴിഞ്ഞിട്ടും നസീര്‍-ഷീല വസന്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നില്‍ നിന്നും മാഞ്ഞിട്ടുമില്ല. എന്നാല്‍ ഒരു സമയത്ത് പ്രിയ ജോഡികള്‍ തമ്മില്‍ വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ്. നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍. താജ് ബഷീറിന്റെ വാക്കുകള്‍ ഇങ്ങനെ…ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി. ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര… ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍… റെജി ജോസഫ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പു ചെലവ്. 2016 ലെ അമേരിക്കന്‍ ഇലക്ഷനുവന്ന പണച്ചെലവ് 45,000 കോടി രൂപ. ഇന്ത്യയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു പൊടിച്ചത് 55,000 കോടി രൂപ. 2014 പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന. ഒരു വോട്ടിന് 550 രൂപ മൂല്യം.90 കോടി വോട്ടര്‍മാരുള്ള ഇന്ത്യയില്‍ വിജയവും ഭരണവും നിര്‍ണയിക്കുന്ന അടിസ്ഥാനം ഇക്കാലത്തു പണമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു രഞ്ജിത് ജോണ്‍സംവിധായകരുടെ ബ്രഹ്‌മാണ്ഡസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്‍റസി സിനിമയായാലും പീരിയോഡിക് ഡിസംബര്‍ നഷ്ടത്തിന് 29 വയസ് മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അമ്പത്‌ വയസ് തികയുമായിരുന്നു… മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്‍റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ദൈവമുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു; ആ സംഭവം ഇങ്ങനെ… സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’ ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ Home kumbla കിസാൻ മൻധൻ യോജന: ക്യാമ്പയിന് കുമ്പള കൃഷിഭവനിൽ തുടക്കം. കിസാൻ മൻധൻ യോജന: ക്യാമ്പയിന് കുമ്പള കൃഷിഭവനിൽ തുടക്കം. കുമ്പള:ചെറുകിട- നാമമാത്ര കർഷകർക്ക് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ള പങ്കാളിത്തപെൻഷൻ പദ്ധതിയായ കിസാൻ മൻധൻ യോജന' ക്യാമ്പയിന് കുമ്പള കൃഷിഭവൻ ഓഫീസിൽ തുടക്കമായി. 18 വയസ്സ് മുതൽ40 വയസ്സ് വരെ പ്രായമുള്ളവരും, രണ്ട് ഹെക്ടർവരെ ഭൂമി ഉടമസ്ഥതയിൽ ഉള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇത്തരം കർഷകരായിട്ടുള്ളവർക്ക് 60 വയസ്സ് കഴിഞ്ഞാൽ 3000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കും.18 വയസ്സായിട്ടും ഉള്ളവർ ഈ പദ്ധതിയിൽ ചേരുകയാണെ പ്രതിമാസം 55 രൂപ ജൻധൻ അക്കൗണ്ടിൽ നിക്ഷേപിക്കണം.വയസ്സ് കൂടുന്നതിനനുസരിച്ച് നിക്ഷേപതുകയിൽ മാറ്റം വരും. 40 വയസ്സ് പൂർത്തിയായവരാകട്ടെ പ്രതിമാസം 200 രൂപ വച്ച് അടക്കുകയും വേണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ക്യാമ്പയിന് ഇന്നും, നാളെയും, മറ്റന്നാളുമായി (ഡിസംബർ 28 29 30 തീയതികളിൽ) കുമ്പള കൃഷിഭവനിൽ നടക്കുമെന്ന് കൃഷി ഓഫീസർ കെ നാണുക്കുട്ടൻ അറിയിച്ചു. എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ Skylark Pictures എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ? എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോണ്‍ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫര്‍ ചെയ്യാന്‍ കഴിയുന്നത് എങ്ങനെ? “ഞാന്‍ ദിലീപേട്ടനെ വലവീശി പിടിച്ചു; കാവ്യയുടെ ജീവിതം തകര്‍ത്തു”; ലൈവില്‍ പൊട്ടിത്തെറിച്ച് ഗായത്രി സുരേഷ് 1800 ഫാൻസ്‌ ഷോകൾ; ഒന്നൊന്നര റെക്കോർഡുമായി മരക്കാർ; തങ്ങളെ അവഹേളിച്ചവർക്ക് മോഹൻലാൽ ആരാധകർ നൽകിയ മറുപടി ഇങ്ങനെ ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്. ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു. ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്. ”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്. പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല. വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു. ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു. ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു. എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്. കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു കൊ, ല .പാ. തക കാരണമായി കണ്ടെത്തിയതെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും. ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു. 2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫ് പ്രതിയുമായി. ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ജുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ഞു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്. എന്നാൽ കൂടുതൽ ശാസ്ട്രീയ പരിശോധനകൾ നടത്തിയതോടെ ആണ്, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസെഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ലാ എന്ന് തെളിയുന്നത്. അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി. ഇതോടെയാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകുന്നത്. പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്. ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസതോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമാകുകയായിരുന്നു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് തന്നെ ടിജിനെ സംശയിച്ച മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2019 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത് മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുളളവര്‍ വിവാദത്തിലായി. ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു ജാഫര്‍ ഇടുക്കി. ഇപ്പോള്‍ ചുരുളി, കനകം കാമിനി കലഹം തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമാണ് അദ്ദേഹം. കലാഭവന്‍ മണിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളേയും കുറിച്ച് ജാഫര്‍ ഇടുക്കി പറയുന്നു. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നുവെന്ന് ജാഫര്‍ ഇടുക്കി വ്യക്തമാക്കി. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. നടന്റെ അപ്രതീക്ഷിത മരണത്തില്‍ പലതരം വിവാദങ്ങളായിരുന്നു ഉയര്‍ന്നത്. അതില്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവരും ഉള്‍പ്പെട്ടു. ആ സമയത്ത് പലരും തന്നെ മാറ്റി നിറുത്തിയെങ്കിലും അതിന് ഒരു വേദനയോ തനിക്കാരോടും പരിഭവമോ ഉണ്ടായിരുന്നില്ല എന്നാണ് ജാഫര്‍ അതേ കുറിച്ച് തുറന്ന് പറയുന്നത്. ദൈവ തുല്യനായി ആളുകള്‍ സ്‌നേഹിച്ചിരുന്ന ഒരു മഹാനടനാണ് മണി. എത്രയോ നടന്‍മാര്‍ മരിച്ചു പോയിരിക്കുന്നു. ഇങ്ങനെ ഒരു നടന്‍ മരിച്ച് കണ്ണീരൊഴുക്കിയ ഒരു സംഭവം ഉണ്ടായിട്ടില്ല .ആളുകള്‍ ഒക്കെ വാവിട്ടു കരയുകയായിരുന്നു മണിയെ ഒരു നോക്കു കാണാന്‍ എന്നാണ് അദ്ദേഹം പറയുന്നത്. അന്ന് നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ജാഫര്‍ ഇടുക്കി അഭമുഖത്തില്‍ പങ്കുവെച്ചു. അത് ഇങ്ങനെയായിരുന്നു അദ്ദഹം വിവരിച്ചത്…അന്നൊരു സംഭവം ഉണ്ടായി. ഞാനും ഹരിശ്രീ അശോകനും മണിയെ കണ്ടിട്ട് വല്ലാണ്ടെ ആയി വിഷമിച്ചു വരുമ്പോള്‍. തലയില്‍ തട്ടമിട്ട ഒരു താത്ത ഒരു പൊലീസ്‌കാരനോടു ചോദിക്കുവായിരുന്നു. സാറേ ഒന്നു കാണിക്കാമോ സാറേ എന്ന്. ആ സമയം പോലീസ്‌കാരന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ വല്ലാതെ ആയി പോയി. പോലീസുകാരന്‍ പറയുകയാണ് ചേച്ചി ഞാനും കണ്ടില്ല ചേച്ചി, ഞാന്‍ എന്തു ചെയ്യാനാണ്. അതു കേട്ടപ്പോള്‍ വല്ലാതെ ആയിപ്പോയി. അന്നത്തെ സംഭവങ്ങളുടെ തിരക്കില്‍ ഒന്നു കരയാന്‍ പോലും എനിക്ക് സാധിച്ചില്ല അതുകൊണ്ട് ആണ് ഇന്ന് മണിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അറിയാതെ കരയുന്നത്. അന്ന് ഒരുപാട് പേര്‍ തന്നെ മാറ്റി നിര്‍ത്തി രണ്ടു വര്‍ഷത്തോളം ഒരു സിനിമയും ചെയ്യാതെ വീട്ടിലിരുന്നു. പിന്നീട് എല്ലാ സത്യവും തെളിഞ്ഞു. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ സജീവമായി തുടരുകയാണ്. ”ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല ” “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ടും വിമർശിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. ചെറുതും വലുതുമായ സാമൂഹ്യപ്രശ്നങ്ങളിൽ എന്നും തന്റെ താഴെ അഭിപ്രായം പറയുന്ന ശ്രീലക്ഷ്മി പലപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മോശമായ പ്രതികരണങ്ങൾ നേരിട്ടിട്ടുണ്ട്. ഫെമിനിസ്റ്റ് ആറ്റിട്യൂട് ഉള്ളതുകൊണ്ട് തന്നെ താരത്തിന് പലപ്പോഴും പലരും കളിയാക്കിയിട്ടുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റിന് കമന്റ് ചെയ്ത നരമ്പന് പണി തിരിച്ചു മറുപടി നൽകിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു. എന്നായിരുന്നു ശ്രീലക്ഷ്മി പങ്ക് വെച്ച പോസ്റ്റ്. ഇത്തരത്തിൽ സാമൂഹിക പരമായ കാര്യവും തന്റെ വെക്തിപരമായ അഭിപ്രായങ്ങളും മറ്റും ശ്രീലക്ഷി തന്റെ പ്രൊഫൈൽ വഴി പങ്ക് വെക്കാറുണ്ട്. ഇതിനെല്ലാം ചിലപ്പോൾ വിമർശനങ്ങളും ഏറ്റുവാങ്ങാർ ഉണ്ട്. ഇപ്പോൾ ശ്രീലക്ഷ്മി പങ്ക് വെച്ച പങ്ക് വെച്ച പോസിന് ഒരു നരമ്പൻ കുനിയേണ്ടി വരും എന്നാണ് കമന്റ് ചെയ്തത്. നിലവിൽ ഇങ്ങനൊക്കെ കമന്റ് വരുമ്പോൾ മറുപടി നൽകാർ ഇല്ലെങ്കിലും ഇപ്പോൾ ഈ കമന്റ്ന് നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്. “നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീ ലക്ഷ്മി പറയുന്നത്. ഇപ്പോൾ ഈ മറുപടിയാണ് ശ്രീലക്ഷിമിയെ പിന്തുടരുന്നവർ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും ഇത്തരം മോ ശം കമന്റുകൾക്ക് ആളുകൾ പ്രതികരിക്കാത്തത് ആണ് ഈ പ്രവണത ആവർത്തിക്കാൻ കാരണം ആകുന്നത്. എന്നാൽ തനിക്കെതിരെ വരുന്ന മോശം കമന്റുകൾക്ക് തക്കതായ രീതിയിൽ തന്നെ ശ്രീലക്ഷ്മി പ്രതികരിക്കാറുണ്ട്. അടുത്തിടെ സിനിമാമേഖലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ലിജോ ജോസ് പെല്ലിശേരിയുടെ “ചുരുളി” എന്ന സിനിമയെ കുറിച്ച് ശ്രീലക്ഷ്മി പങ്കു വെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. പലർക്കും ചുരുളി സംസ്കാരം ഇല്ലാത്ത ഒരു സിനിമ ആയിരിക്കാം എന്നാൽ ഈ സിനിമ ഞങ്ങളുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും സ്വന്തം നിലനിൽപ്പിന്റെ പ്രതീകമായി തോന്നി എന്നും ശ്രീലക്ഷ്മി അറക്കൽ പങ്കു വെച്ചു. ഇരിട്ടിയിലെ കുടിയേറ്റ കർഷക പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഉള്ളയാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. തന്റെ പൂർവികർ കാടിനോടും പാറയോടും കാട്ടുമൃഗങ്ങളോടും പൊരുതി അതിജീവിച്ച് കഥകളാണ് ചെറുപ്പം മുതലേ ശ്രീലക്ഷ്മിയുടെ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്. അമ്മൂമ്മയുടെ ചേച്ചിമാർ അങ്ങോട്ടുമിങ്ങോട്ടും പരസ്യമായി റോഡിൽ ഇരുന്ന് പുളിച്ച തെ റി പറയുന്നത് കേട്ടാണ് ചെറുപ്പകാലം ഒക്കെ കഴിഞ്ഞിരുന്നത്. അമ്മയുടെ തലമുറയിലെ സ്ത്രീകൾ ഒന്നും അങ്ങനെ പരസ്യമായി വിളിക്കാറില്ലായിരുന്നു. എന്നാൽ വീടുകളിൽ നിന്ന് രഹസ്യമായി പറയും. ഈ സിനിമയിൽ നിറയുന്ന സ്ഥലങ്ങൾക്ക് നമ്മുടെ കുറേ പേരുടെ ജീവിതം ആയി ബന്ധമുണ്ടെന്നും ചിന്താശേഷിയുള്ള ചില മനുഷ്യർക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ അടയാളപ്പെടുത്തൽ ആണെന്നും സംസ്കാരത്തിന്റെ ഒരു ഭാഗമാണെന്നും ശ്രീലക്ഷ്മി അറക്കൽ തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു. ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള ക്യാമ്പയിനിൽ സ്വര ഭാസ്‌കര്‍ സജീവ സാന്നിധ്യമാണ്. അനാഥര്‍ക്കിടയിലുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. അതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താരം കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്. ‘എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിര്‍ന്ന കുട്ടികളേയും കാണാന്‍ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികള്‍ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു.’ സ്വര ഭാസ്‌കര്‍ വ്യക്തമാക്കി. സ്വരയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു. ‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ് മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന “കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്? മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ് ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ് ആശീര്‍വാദ് സിനിമാസിന്റെ അടക്കം മൂന്ന് സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ റെയ്‌ഡ്; സംഭവം ഇങ്ങനെ പ്രമുഖ സിനിമാ നിര്മാതാക്കളുടെ കൊച്ചിയിലെ ഓഫീസുകളില് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ആന്റണി പെരുമ്ബാവൂര്, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന് എന്നിവരുടെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളുമായി കേരളത്തിൽ വിവാഹേതര ബന്ധങ്ങൾ കൂടി വരുന്നു; ഏറ്റവും കൂടുതൽ ഈ ജില്ലയിൽ ആണ് വിവാഹേതര ബന്ധങ്ങൾ ഇപ്പോൾ കേരളത്തിൽ കൂടി വരുന്ന കാലമാണ്. വിവാഹ ബന്ധങ്ങളും പുണ്യമായും കർമ്മമായും എല്ലാം കാണുന്ന നാടാണ് നമ്മുടെ കേരളം. എന്നാൽ കേരളത്തിൽ വിവാഹത്തിന് ഒപ്പം എനിക്കും ഒരു ജീവിതം ഉണ്ട്; ഇത്തരത്തിൽ ഉള്ള വാർത്തകൾ നൽകി അത് ഇല്ലാതാക്കാൻ ശ്രമിക്കല്ല്; തുറന്ന് പറച്ചിലുമായി ആര്യ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് നടി ആര്യ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉള്ള സോഷ്യൽ മീഡിയ മാധ്യമങ്ങളുടെ അനാവശ്യമായ സില്‍ക്ക് സ്മിതയെ പുനരാവിഷ്‌കരിച്ച്‌ ട്രാന്‍സ് മോഡല്‍ ദീപ്തി ചിത്രം പങ്കുവെച്ച് ദിയ സന!! പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് ഗായിക മജ്ഞരി.. ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും അനു സിതാര അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു ദുൽഖർ സൽമാൻ 35 ദിവസത്തെ കുതിപ്പിന് ബ്രേക്ക്; പെട്രോള്‍-ഡീസല്‍ വില 20 പൈസ കുറഞ്ഞു Leave a Comment on 35 ദിവസത്തെ കുതിപ്പിന് ബ്രേക്ക്; പെട്രോള്‍-ഡീസല്‍ വില 20 പൈസ കുറഞ്ഞു ഹിമായ ഗോൾഡ്& സിൽവർ തുറന്ന് പ്രവർത്തനമാരംഭിച്ചു. വളാഞ്ചേരി: വളാഞ്ചേരി നീറ്റുകാട്ടിൽ കോംപ്ലക്സിൽ ഹിമായ ഗോൾഡ്& സിൽവർ തുറന്ന് പ്രവർത്തനമാരംഭിച്ചു.വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഖതീബ് മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം ചെയ്തു. അസ്ലം പാലാറ, Leave a Comment on ഹിമായ ഗോൾഡ്& സിൽവർ തുറന്ന് പ്രവർത്തനമാരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംപുറം യൂണിറ്റിന് ഇനി പുതിയ നേതൃത്വം വളാഞ്ചേരി:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംപുറം യൂണിറ്റ് ജനറൽ ബോഡി യോഗം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തുകുഞ്ഞിമോൻ വൈദ്യർ Leave a Comment on വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംപുറം യൂണിറ്റിന് ഇനി പുതിയ നേതൃത്വം ഹലാൽ വിവാദം; പൊതുമണ്ഡലത്തിൽ വിഷം കലർത്താനുള്ള വർഗീയ ശക്തികളുടെ വ്യാജ പ്രചാരണങ്ങളെ സമൂഹം തിരിച്ചറിയണം: എസ് എസ് എഫ് ഇസ്ലാം മതത്തില്‍ കാരുണ്യവും മാര്‍ഗ്ഗദര്‍ശനവും നന്‍’മകളും ഒരുമിച്ചു കൂടിയിട്ടുണ്ടെന്നതിനുള്ള ഖണ്ഡിതമായ തെളിവുകള്‍ എടുത്തു കാട്ടുന്ന ഗ്രന്ഥം. ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം റോം: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണം. * അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദൈവാലയത്തിൽ ഒരു സ്വർഗസ്ഥനായ പിതാവും വിശ്വാസ പ്രമാണവും ചൊല്ലിയശേഷം പാപ്പയുടെ നിയോഗം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കണം പ്രത്യേക അറിയിപ്പുകളൊന്നും ഇതുവരെ പുറപ്പെടുവിക്കാത്തതിനാൽ കൊറോണയുടെ പശ്ചാത്തലത്തിൽ കൂദാശാ സ്വീകരണവുമായി ബന്ധപ്പെട്ട് സഭ നൽകിയിട്ടുള്ള മാനദണ്ഡങ്ങളാവും ഇക്കാര്യത്തിലും ബാധകം) ‘കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താൽക്കാലികമായ ശിക്ഷയിൽനിന്ന് ഒരു വ്യക്തിക്ക് സഭയിൽനിന്നും ക്രിസ്തു ഭരമേൽപ്പിച്ച പുണ്യത്തിന്റെയും ഭണ്ഡാരത്തിന്റെയും യോഗ്യതയാൽ ലഭിക്കുന്ന ഇളവുകളാണ് ദണ്ഡവിമോചനം.’ കുമ്പസാരത്തിനുശേഷം പാപത്തിന്റെ ഒരു ചെറിയ കറ അവശേഷിക്കും. പ്രത്യേക ദിനങ്ങളിൽ സഭ നിർദേശിക്കുന്ന ഭക്ത്യാനുഷ്ഠാനങ്ങളിലൂടെ ആ കറയിൽനിന്ന് മുക്തി നൽകുന്ന പ്രക്രിയയാണ് ദണ്ഡവിമോചനം എന്ന് ലളിതമായി നിർവചിക്കാം. പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണമോ ആകാമെന്ന് സി.സി.സി 1471 ചൂണ്ടിക്കാട്ടുന്നു. പോർസ്യുങ്കുള ദണ്ഡവിമോചനം പൂർണമായ ഇളവാണ്. നിരവധി ദണ്ഡവിമോചന മാർഗങ്ങൾ സഭയിലുണ്ടെങ്കിലും ആദ്യത്തെ സമ്പൂർണ ദണ്ഡവിമോചനമായ പോർസ്യുങ്കുള ദണ്ഡവിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഫാൻസിസ്‌കൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്. പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദൈവാലയമായിരുന്നു പോർസ്യുങ്കുള. ‘ഒരൽപ്പം സ്ഥലം’എന്നാണ് പോർസ്യുങ്കുള എന്ന വാക്കിന്റെ അർത്ഥം. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധൻ ദൈവാലയം പുനരുദ്ധരിക്കാൻ അതിനോടു ചേർന്ന് താമസമാക്കി. ഫ്രാൻസിസ്‌ക്കൻ സന്യാസ സഭക്ക് രൂപം നൽകിയ അക്കാലയളവിൽ തനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധൻ മാതാവിനോട് അപേക്ഷിക്കാറുണ്ടായിരുന്നു മധ്യ ഇറ്റലിയിലെ സെന്റ് മേരി ഓഫ് ഏഞ്ചൽസ് ബസലിക്കയിലാണ് ഇപ്പോൾ പോർസ്യുങ്കുള ചാപ്പൽ സ്ഥിതി ചെയ്യുന്നത്.) പിന്നീട് ലഭിച്ച ദർശനങ്ങളുടെ വെളിച്ചത്തിലാണ് പോർസ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്ന അഭ്യർത്ഥന വിശുദ്ധ ഫ്രാൻസിസ് അസീസി ഹോണോറിയൂസ് പാപ്പയ്ക്ക് മുന്നിൽവെച്ചത്. അതുവരെ കേൾക്കാതിരുന്ന സമ്പൂർണ ദണ്ഡവിമോചനം അനുവദിക്കാൻ പാപ്പാ ആദ്യം തയാറായില്ലെങ്കിലും കർത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കിയ പിന്നീട് അനുവദിക്കുകയായിരുന്നു. വിശുദ്ധ പത്രോസ് ചങ്ങലകൾ ഭേദിച്ച് തടവറയിൽനിന്ന് മോചിതനായത് ഓഗസ്റ്റ് ഒന്ന് എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തി പോർസ്യുങ്കുള ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ അസീസി തന്നെയായിരുന്നു. സെന്റ് മേരി ഓഫ് ഏഞ്ചൽസ് ബസലിക്കയിൽ സ്ഥിതി ചെയ്യുന്ന പോർസ്യുങ്കുള ചാപ്പൽ മഹാരാഷ്ട്രയില്‍ ആദിവാസികളുടെ ഉന്നമനത്തിനായി റിഡംപ്റ്ററിസ്റ്റ് വൈദികര്‍ റോമിലെ ബസിലിക്കയ്ക്ക് ഇനി മലയാളി റെക്ടർ; നിയമനം പ്രഖ്യാപിച്ചത് റോം വികാരി ജനറൽ റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വൈദികൻ റോങ്‌മൈയില്‍ ഗോത്രത്തില്‍ നിന്നും ആദ്യ ജെസ്യൂട്ട് വൈദികന്‍ റൊമേനിയയ്ക്ക് ഏഴ് പുതിയ വാഴ്ത്തപ്പെട്ടവർ; സ്വാതന്ത്ര്യവും കരുണയും ആശംസിച്ച് പാപ്പ ലയണൽ മെസി ബാഴ്‌സലോണയിൽ തന്നെ തുടരണമെന്ന് ക്ലബിന്റെ ഇതിഹാസവും മുൻ ബ്രസീലിയൻ താരവുമായ റൊണാൾഡീന്യോ. ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്‌സി മറ്റാർക്കും തൊടാൻ കഴിയാത്ത തരത്തിൽ ക്ലബിലെ പ്രധാന താരമായി അർജന്റീനിയൻ താരം വളർന്നുവെന്നും റൊണാൾഡീന്യോ പറഞ്ഞു. റൊണാൾഡീന്യോ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സി താരം ക്ലബ് വിട്ടതിനു ശേഷമാണ് മെസിയുടെ കൈകളിൽ എത്തുന്നത്. തുടർന്ന് ബാഴ്‌സയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി വളർന്ന മെസിയുടെ കരാർ അവസാനിച്ച് താരം ഫ്രീ ഏജന്റായതിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽകുകയായിരുന്നു റൊണാൾഡീന്യോ. "മെസി ബാഴ്‌സയിൽ തുടരണം, അദ്ദേഹം ക്ലബിന്റെ ചരിത്രമാണ്. മെസി റിട്ടയർ ചെയ്യുമ്പോൾ, അതിനു വളരെയധികം സമയമെടുക്കുമെന്നു ഞാൻ കരുതുന്നു, അദ്ദേഹം പത്താം നമ്പർ ജേഴ്‌സി ഉപേക്ഷിച്ചാൽ, അതിനു ശേഷം ആരും അതു തൊടാൻ പോകുന്നില്ല റൊണാൾഡീന്യോ ടുട്ടോമെർകാടോ വെബിനോടു പറഞ്ഞു. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസി നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. ജൂണിൽ കരാർ അവസാനിച്ച താരത്തിന് ഇതുവരെയും പുതിയ കരാർ നൽകാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റിൽ മെസി പുതിയ കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എളേറ്റിൽ വട്ടോളി: നിലമ്പൂരിൽ വച്ച് കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമാഫിയക്ക് പിന്നിലെ മുഖ്യകണ്ണികളെക്കുറിച്ച് അന്വേഷണം നടത്തി പ്രതി ചേർത്ത് കേസെടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് SDPI എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യകണ്ണിയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഈ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും യഥാർത്ഥ പ്രതികളെ മറനീക്കി പുറത്തു കൊണ്ടു വരുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. എളേറ്റിലും പരിസരത്തും വളർന്നുവരുന്ന യുവതലമുറയെ ലഹരിക്കടിമകളാക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.റസാഖ് എം. കെ, അബൂബക്കർ, മുഹമ്മദലി, അബ്ദുല്ല എന്നിവർ സംസാരിച്ചു. പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ. കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ കാണപ്പെടുന്ന ഒരു ആദിവാസിവർഗമാണ് ഉള്ളാടൻ വാല്മീകിയുടെ പിന്മുറക്കാർ ആണ്.മലയുള്ളാടർ എന്നും അറിയപ്പെടുന്നു. കൃഷിയും നായാട്ടുമാണ് പ്രധാന തൊഴിലുകൾ. മൂട്ടുക്കാണി എന്നുവിളിക്കപ്പെടുന്ന മൂപ്പനാണ് ഉള്ളാടരുടെ തലവൻ. മാതുലന്റെ മകളെയാണ് ഇവർ വിവാഹം കഴിക്കുന്നത്. പെൺകുട്ടികൾക്ക് ഏഴു വയസ്സാകുമ്പോൾ കാതുകുത്തുകല്ല്യാണവും, ഋതുവാകുമ്പോൾ തിരണ്ടുകല്ല്യാണവും കൊണ്ടാടുന്നു. ഏഴു വയസ്സാകുമ്പോൾ ആൺകുട്ടികൾക്ക് കാതുകുത്തുകയും കൌപീനം ധരിപ്പിക്കുകയും ചെയ്യുന്ന കൊടികെട്ടൽ എന്നൊരു ചടങ്ങും ഇവർക്കുണ്ട്. ഇവർക്ക് മലബാറിലെ നായാടികളോട് സാമ്യമുണ്ട്. മുതലകളെ പിടിക്കുന്നതിൽ വിദഗ്ദ്ധരാണ്‌ ഉള്ളാടൻ ഇരുമ്പുകൊണ്ടുള്ള കൊളുത്തുകളിട്ട ചൂണ്ട കൊണ്ടാണ്‌ ഇവർ മുതലകളെ പിടിച്ചിരുന്നത്[1]‌.shethrum • അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ‌ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. 300 കിമീ മൈലേജ്; ഇത് ഇന്ത്യയിലെ ആദ്യ കാറെന്ന് ടാറ്റ! ജനുവരി അവസാനവാരമാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസിനെ ടാറ്റ മോട്ടോഴ്‍സ് അവതരിപ്പിച്ചത്. വാഹനത്തിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അള്‍ട്രോസിന്‍റെ ഇലക്ട്രിക്ക് പതിപ്പിനെ താമസിയാതെ കമ്പനി വിപണിയിലെത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. ഗാഡിവാഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ഇതാ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍ നെക്സോൺ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ കാറായിരിക്കും അൾ‌ട്രോസ് ഇവി എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയ്ക്ക് സാധാരണ ആൾട്രോസിനേക്കാൾ കൂടുതൽ പ്രീമിയം ഘടകങ്ങൾ ഇതിൽ നൽകിയേക്കും. അടുത്ത വർഷം അവസാനത്തോടെ വാഹനം എത്തിയേക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായി അൾട്രോസ് ഇവി മാറുമെന്നാണ് റിപ്പോർട്ട്. 2019 -ൽ ജനീവ മോട്ടോർ ഷോയിൽ ആദ്യമായി അവതരിപ്പിച്ച മോഡലിനെ 2020 ഫെബ്രുവരയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയിലും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും അല്‍ട്രോസ്. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കിയൊരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം നെക്സോണ്‍ ഇവിയാണ്. ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്. ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇണങ്ങുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ടാറ്റ മുമ്പുതന്നെ അറിയിച്ചിരുന്നു. അഡ്വാന്‍സ്‍ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്ട്രോണിന് കരുത്തേകുക. വാഹനത്തിന് ഒറ്റചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെര്‍മെനന്റ് മാഗ്നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്ട്രോണ്‍. ബാറ്ററി ചാര്‍ജിങ്ങിന് റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇതിലുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ള ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും. Driving Tips ദീര്‍ഘദൂര ഡ്രൈവിംഗിന് ഒരുങ്ങുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക Skoda 108 ശതമാനം വളര്‍ച്ച, മികച്ച വില്‍പ്പനയുമായി സ്‌കോഡ Kia ഈ പുതിയ കിയ മോഡല്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആഗോളാവതരണം ഇന്ത്യയില്‍ MG നടുവൊടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി, വന്മരങ്ങളായി പടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍! Maruti Eeco സുരക്ഷ മുഖ്യം, ഇക്കോയ്ക്ക് എയർബാഗുകളുമായി മാരുതി, വിലയും കൂടും 'കവടിയാര്‍ കൊട്ടാരത്തിലെ 20 കോടിയുടെ തങ്കവിഗ്രഹം വ്യാജ പുരവസ്തു തട്ടിപ്പ് 7 പേര്‍ പിടിയില്‍ Mullaperiyar മുല്ലപ്പെരിയാർ ജലനിരപ്പ് കുറഞ്ഞു; ഇടുക്കിയിൽ നേരിയ വർധന Sandeep Murder സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന് വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം; മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു Bheemante Vazhi ഭീമന്‍റെ വഴി' ഇന്നു മുതല്‍; കുഞ്ചാക്കോ ബോബന്‍ ചിത്രം കേരളത്തില്‍ 109 തിയറ്ററുകളില്‍ Tata മുട്ടുവിറച്ച്‌ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ നേട്ടവുമായി ടാറ്റ Maruti Eeco സഞ്ചരിക്കാം ഇനി എയര്‍ബാഗുള്ള മാരുതി ഇക്കോയില്‍;വിലയും കൂടും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഇനിയും അകലെ; കേരളത്തില്‍ ആദ്യ ഡോസ് എടുക്കാതെ ഇനിയുമുള്ളത് 7 ലക്ഷത്തിലേറെ പേര്‍ തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്ക Samakalika Malayalam തെലങ്കാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയും; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 60 ശതമാനം വരെ വെട്ടിച്ചുരുക്കും മുംബൈ: തെലങ്കാനയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രയും. മുഖ്യമന്ത്രിയുടെത് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തിലെ ശമ്പളത്തില്‍ നിന്ന് അറുപത് ശതമാനം വെട്ടിക്കുറക്കാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും മറ്റ് യൂണിയന്‍ നേതാക്കളുമായും കൂടിയാലോലിചിച്ച ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എ, എംഎല്‍സിമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മാസത്തെ ശമ്പളം അറുപത് ശതമാനം വെട്ടിക്കുറക്കും. ക്ലാസ് 1, ക്ലാസ് 2 ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറക്കും. ക്ലാസ് 3 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25 ശതമാനം കട്ട് ചെയ്യും. നേരത്തെ, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, എംഎല്‍എസിമാര്‍, കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം 75ശതമാനം വെട്ടിച്ചുരുക്കും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60ശതമാനം വെട്ടിച്ചുരുക്കും. മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം വെട്ടിച്ചുരുക്കി. ക്ലാസ് 4, ഔട്ട്‌സോഴ്‌സ്, കോണ്‍ട്രാക്ട് ജീവനക്കാരുടെ പത്ത് ശതമാനം ശമ്പളം പിടിക്കും. മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അമ്പത് ശതമാനം പെന്‍ഷനും വെട്ടിച്ചുരുക്കും. വിരമിച്ച ക്ലാസ് ഫോര്‍ ജീവനക്കാരുടെ 10 ശതമാനം പെന്‍ഷന്‍ വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിച്ചുരുക്കാന്‍ തീരുമാനമായിട്ടുണ്ട്. എത്രമാസത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക എന്നതിനെപ്പറ്റി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്ര മാസശമ്പളം വെട്ടിക്കുറച്ചു കോവിഡ് 19 കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു? ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക. മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ചോദ്യത്തോട് യോജിച്ച കാറ്റഗറി തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കര്‍മശാസ്ത്രം, വിശ്വാസം, കുടുംബ – രക്ഷാകര്‍തൃ പ്രശ്നങ്ങള്‍, ഇസ്‌ലാമുമായി ബന്ധപ്പെട്ട സംശയങ്ങള്‍, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ തുടങ്ങിയവാണ് ഈ വിഭാഗത്തിലൂടെ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ മറ്റു വഴികളിലൂടെ കണ്ടെത്താന്‍ കഴിയുന്ന കുട്ടികളുടെ പേരിന്റെ അര്‍ത്ഥങ്ങള്‍, സാധാരണ പ്രശ്നോത്തരികളില്‍ ചോദിക്കാപ്പെടാറുള്ള ചോദ്യങ്ങള്‍, സംഘടനാപരമായ സംശയങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ടി ഇത് ഉപയോഗിക്കരുത്‌. ഒട്ടനവധി ചോദ്യങ്ങള്‍ ദിനേന ഞങ്ങള്‍ക്ക്‌ ലഭിക്കുന്ന. അതിനാല്‍ മറുപടി വൈകുന്നപക്ഷം ഞങ്ങളോട് ക്ഷമിക്കുക്ക. സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തില്‍ അത് സംബന്ധിച്ച വിവരം ലഭിക്കും. പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. എല്ലാവർക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി വി ശിവൻകുട്ടി.മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർധിത സീറ്റിലേക്ക് സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും. പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Previous: ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല Next: തീരദേശ വാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു; മെഡിക്കൽ കോളേജിലേക്ക് നാളെ മുതൽ രണ്ട് കെ.എസ്.ആർ.ടി.സി ബസ് സർവീസ് റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. – SHOPPEX NIGERIA on റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ വരവേൽപ്പിന് ഒരുങ്ങുന്നു. December 2, 2021 […] റോയലിന്റെ പടക്കുതിര എസ്.ജി 650; രാജകീയ … […] Anonymous on മരക്കാർ കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ രണ്ടാം ഭാഗമാണോ വിമർശനവുമായി ആരാധകർ November 28, 2021 Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 Kaavya on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 ആദ്യം സിനിമ കാണുക. എന്നിട്ട് അഭിപ്രായം പറയുക. അല്ലാതെ വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞ് ഫാൻസ്‌കാരിൽ നിന്നും തല്ലു മേടിക്കണ്ട. ഒരു സിനിമ പുറത്തിറങ്ങുന്നതിനു മുന്നേ അതും… Anonymous on മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ November 26, 2021 സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു സഹോദരിയുടെ വിവാഹത്തിനു വായ്പ കിട്ടിയില്ല; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിലിരുത്തി യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചു കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. കരിപ്പൂരിൽ കസ്റ്റംസിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. മുല്ലപ്പെരിയാർ ഡാം: മുന്നറിയിപ്പില്ലാതെ രാത്രിയിൽ ഷട്ടറുകൾ തുറന്നു;വീടുകൾ വെള്ളത്തിൽ,മന്ത്രിക്കെതിരെ പ്രതിഷേധം. കുണ്ടള വാലിയെന്ന പേരുകേട്ടാല്‍ അങ്ങ് അഫ്ഗാനിസ്ഥാനിലേയോ നേപ്പാളിലേയൊ ഏതോ റയില്‍വേ എന്നൊന്നും കരുതിക്കളയരുത്. നമ്മുടെ മൂന്നാറില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന… ലക്ഷദ്വീപ് :ഒരു സ്വപ്ന യാത്ര…യാത്രികരേ ഇതിലെ ഇതിലേ.. അടവി വഴി ഗവിയിലേക്കു പോവാന്‍ വനംവകുപ്പിന്റെ വാഹനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നിയിലെ അടവിയിലൂടെ ഗവി യാത്രയ്ക്കുള്ള വാഹനങ്ങള്‍ സഞ്ചാരയോഗ്യമായി. ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി… ലോകത്ത് ഇപ്പോള്‍ എവിടെയൊക്കെ കാട്ടുതീ പടരുന്നുണ്ട് ഈ ലിങ്കില്‍ പോയാല്‍ ലൈവ് ആയി അറിയാം . ജൂലിയസ് മാനുവല്‍ നമ്മുടെ നാട്ടില്‍ ഇത് കാട്ടുതീയുടെ കാലമാണ് മനുഷ്യന്‍ ഉണ്ടാക്കിയതും അല്ലാത്തതും ആയി പലഭാഗങ്ങളിലായി വനം ഇപ്പോള്‍… സഞ്ചാരികൾ അറിയാൻ ചില വിചിത്ര നിയമങ്ങൾ കടലില്‍ കറങ്ങാം വെറും 250 രൂപയ്ക്ക്! സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ അനുവാദം കിട്ടാറില്ല, അനുവാദം ഇല്ലാതെ പോയാല്‍ കോസ്റ്റ് ഗാര്‍ഡ്‌സ് പിടികൂടുമെന്ന് ഉറപ്പാണ്. പക്ഷെ കേരള ഗവണ്‍മെന്റ്… ഈ രാജ്യങ്ങളിലേക്ക് ടിക്കറ്റെടുക്കാം, വീസയില്ലാതെ തന്നെ കൈയ്യിൽ കാശും ആഗ്രഹവും മാത്രം പോര അൽപ്പമൊക്കെ ഭാഗ്യവും കഷ്ടപ്പാടു മൊക്കെയുണ്ടെങ്കിലേ ലോകത്തിലെ മനോഹര കാഴ്ചകളൊക്കെ കണ്ടുവരാൻ കഴിയൂ. കാരണം… ഇരവിക്കുളം ദേശിയ ഉദ്യാനത്തില്‍ ഏപ്രില്‍ 1 വരെ പ്രവേശന നിരോധനം യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെട്ട ദേശീയ ഉദ്യാനമാണ് ഇരവികുളം. മൂന്നാര്‍ വന മേഖലയില്‍ ഉള്‍പ്പെട്ട ഇരവികുളം ദേശീയ ഉദ്യാനത്തില്‍… കൊളുക്കുമലവഴി മീശപ്പുലിമല കയറുന്നവർ സൂക്ഷിക്കുക. മഞ്ഞു പെയ്യുന്നത് കാണാൻ പോയി ജയിലിലാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഒരു വർഷം മുതൽ അഞ്ച്… Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ അവൾ ജീവിതത്തിലേക്കു തിരിച്ചു വരുന്നു: അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി തലയിൽ കട്ടപിടിച്ച രക്തം തിങ്കളാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു പിതാവ് വലിച്ചെറിഞ്ഞ കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: കണ്ണു തുറന്നു ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് കുഞ്ഞിനെ ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു “വീട്ടിൽ പ്രസവിച്ച യുവതിക്ക് പൊക്കിൾക്കൊടി മുറി ക്കുന്നത് ഉൾപ്പെടെ വേണ്ട എല്ലാ പ്രാഥമിക ചികിത്സയും നൽകി” അവധിക്ക് നാട്ടിൽ എത്തിയ ആർമി നഴ്സും, ആംബുലൻസ് ഡ്രൈവറും; കടയ്ക്കൽ: കൈത്തോട് സ്വദേശിയായ ബദരിയ (26) കഴിഞ്ഞ ദിവസം ചിങ്ങലിയുള്ള കുടുംബ വീട്ടിൽ പെട്ടെന്നുണ്ടായ പ്രസവ വേദനയെ തുടർന്ന് ഒരു പാലക്കാട് കൊറോണ നിരീക്ഷണത്തിലിരുന്ന 48 കാനും 74കാരനും മുങ്ങി കോഴിക്കോട് ഫറോക്ക് സ്വദേശി ബേബി (48 തമിഴ്‌നാട് സ്വദേശി രാധാപ്രഭു (74) എന്നിവരാണ് മുങ്ങിയത് ഭാര്യയുടെ പ്രസവ വേദന കണ്ടതോടെ ഓട്ടോറിക്ഷയില്‍ ഭര്‍ത്താവ് ബോധരഹിതനായി; പിന്നീട് സംഭവിച്ചത് അറിയാം ശേഷം ഓട്ടോയ്ക്കകത്ത് വച്ച് തന്നെയാണ് പൂജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മുലപ്പാല്‍ ബാങ്ക് ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3201 നിയുക്ത ഗവര്‍ണര്‍ ആര്‍. ടുണീഷ്യയിൽ ആശുപത്രിയിൽ നവജാത ശിശുക്കൾ മരിച്ച സംഭവം; ആരോഗ്യമന്ത്രി രാജിവച്ചു അണുബാധയുണ്ടായതിനേത്തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിന് അമ്മയും അച്ഛനുമായി മുത്തച്ഛന്‍ സൗന്ദര്യമില്ലാതെ ജനിച്ചുവെന്ന പേരില്‍ അമ്മയും അച്ഛനും സ്വീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുഞ്ഞിനെ രക്ഷിക്കുന്നതിനായി മുത്തച്ഛനെത്തി. മഹാരാഷ്ട്രയിലെ ദഹാനു സ്വദേശിയായ ദിലീപ് ഡോഡ് പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു; ആശുപത്രിയിലറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതെ കിടന്ന അമ്മയേയും കുഞ്ഞിനേയും ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു. ആശുപത്രിയില്‍ അറിയിച്ചിട്ടും ആരുമെത്താതിരുന്നതു മൂലം അഗ്‌നിശമന ഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികള്‍ക്ക് ലഭിച്ചത് നാല് കണ്‍മണികള്‍ ഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികളുശട ആഗ്രഹം സഫലമായി. കാത്തിരിപ്പിന്റെ ആകുലതകളേയും ിതുവശര അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ദൈവികാനുഗ്രഹങ്ങളില്‍ ഒന്നാണ് ധനം. അല്ലാഹു തന്റെ അടിമകള്‍ക്കത് നല്‍കുകയും അതുകൊണ്ടവരെ പരീക്ഷിക്കുകയും ചെയ്യുന്നു. സമ്പത്തിനോടുള്ള അവകാശങ്ങള്‍ അവര്‍ പൂര്‍ത്തീകരിക്കുന്നുണ്ടോ എന്നറിയാല്‍ അവന്‍ അടിമകളെ സമ്പന്നരാക്കുന്നു. അതില്‍ കുറവ് വരുമ്പോള്‍ ക്ഷമയവലംബിക്കുന്നുണ്ടോ എന്നറിയാല്‍ വിഭവങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. ആ ധനം മനുഷ്യര്‍ക്കിടയിലെ സംഘട്ടനങ്ങളുടെ പ്രധാന കാരണമായി മാറിയിരിക്കുന്നു. അവര്‍ക്കിടയിലെ മത്സരങ്ങളുടെയും ഇടപാടുകളുടെയും തര്‍ക്കങ്ങളുടെയും കേന്ദ്രബിന്ദുവും അതായി മാറിയിരിക്കുന്നു. വിഭവങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും കാര്യത്തില്‍ അടിമകളുടെ ബന്ധം താനുമായി മാത്രമായിരിക്കണമെന്നാണ് അല്ലാഹു താല്‍പര്യപ്പെടുന്നത്. ധനം അല്ലാഹുവിന്റേതാണ്. ”അല്ലാഹു നിങ്ങള്‍ക്കേകിയ അവന്റെ ധനത്തില്‍നിന്ന് അവര്‍ക്ക് കൊടുക്കുകയും ചെയ്യുക.” എന്നാണ് അത് കൈകാര്യം ചെയ്യാനുള്ള അവകാശം നമുക്ക് നല്‍കികൊണ്ട് അവന്‍ പറയുന്നത്. അതില്‍ ദരിദ്രനും അഗതിക്കും ഓഹരിയവന്‍ നിശ്ചയിച്ചു. എന്നാല്‍ ആ ധനത്തോടുള്ള സ്‌നേഹം മനുഷ്യനെ അതിജയിച്ചിരിക്കുന്നു. എത്ര കിട്ടിയാലും അതവന് മതിയാവുന്നില്ല. കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും അതില്‍ നിന്നും ലഭിക്കുന്നത് അവനെ തൃപ്തനാക്കുന്നില്ല. നബി(സ) പറഞ്ഞു: ”മനുഷ്യപുത്രന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വരയുണ്ടെങ്കില്‍ രണ്ടാമത്തേത് അവന്‍ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റെ കണ്ണുകളെ നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുന്നു.” (മുസ്‌ലിം) ധനത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സവിശേഷമായി പ്രകടമാവുന്ന ഒരു കാര്യമുണ്ട്. അതിനെ ഉടമപ്പെടുത്തുന്നന്‍ രണ്ട് നിമിഷത്തില്‍ കൂടുതല്‍ അതാസ്വദിക്കുന്നില്ല എന്നതാണ് വസ്തുത. ഒന്നാമത്തേത് അത് കൈവശം വരുമ്പോള്‍ ആണെങ്കില്‍ അത് ചെലവഴിക്കുന്ന നിമിഷങ്ങളാണ് രണ്ടാമത്തേത്. അതല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നഷ്ടപ്പെടുമോ എന്ന ആധിയും അത് നിലനിര്‍ത്താനുള്ള തന്ത്രപ്പാടുമാണ്. അത് വര്‍ധിപ്പിക്കാനും ചെലവഴിക്കാതെ പിശുക്കി വെക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് അവന്‍ ചെയ്യുന്നത്. അവസാനം അനന്തരാവകാശികള്‍ക്കായി അതുപേക്ഷിച്ച് പോവുകയാണവന്‍. നബി(സ) ചോദിച്ചു: സ്വന്തം മുതലിനേക്കാള്‍ തന്റെ അനന്തരാവകാശിയുടെ മുതലിനെ സ്‌നേഹിക്കുന്ന ആരാണ് നിങ്ങളിലുള്ളത്? സഹാബിമാര്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അവനവന്റെ മുതലിനെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവരല്ലാതെ ആരും ഞങ്ങളില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ”ഒരാള്‍ ചെലവഴിച്ചതാണ് അയാളുടെ ധനം, ചെലവഴിക്കാതെ മാറ്റിവെച്ചിരിക്കുന്നതാണ് അനന്തരാവകാശികളുടേത്.” അല്ലയോ മനുഷ്യാ, നീ ദാനം ചെയ്തതും കുടുംബത്തിനും അനാഥകള്‍ക്കും അഗതികള്‍ക്കും മറ്റുമായി ചെലവഴിച്ചതും മാത്രമാണ് നിന്റെ സമ്പത്ത്. നീ ശേഖരിച്ച് സൂക്ഷിച്ച് വെച്ച് അവസാനം വിട്ടേച്ചു പോവുന്നത് അനന്തരാവകാശികളുടെ സമ്പത്താണ്. അനുവദനീയ മാര്‍ഗങ്ങളിലൂടെ അനീതിയും അക്രമവുമില്ലാതെ ധനം സമ്പാദിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ‘നിങ്ങളുടെ ധനം നിങ്ങള്‍ അന്യായമായി അന്യോന്യം അധീനപ്പെടുത്തിത്തിന്നരുത്.’ എന്നാണ് ഖുര്‍ആന്റെ അധ്യാപനം. യാചിച്ച് അന്നം കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ ശ്രേഷ്ഠം അധ്വാനിച്ച് ഭക്ഷിക്കുന്നതാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അപ്രകാരം സാമൂഹികാവശ്യങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നത് പോലും പ്രതിഫലാര്‍ഹമായ കാര്യമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ധനത്തോടുള്ള സ്‌നേഹം മൂത്ത് ദീനാറിന്റെയും ദിര്‍ഹമിന്റെയും അടിമകളായി മാറുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ‘ദീനാറിന്റെ അടിമ നശിച്ചിരിക്കുന്നു, ദിര്‍ഹമിന്റെ അടിമയും നശിച്ചിരിക്കുന്നു’ എന്നൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളതായി കാണാം. ഇസ്‌ലാം ധനത്തിന് നല്‍കുന്ന സ്ഥാനം ഒരിക്കലും ഒരു വിശ്വാസിയെ അതിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലെത്തിക്കുകയില്ല. കാരണം അതിന്റെ ഉടമ അല്ലാഹുവാണ്. പ്രാതിനിധ്യാവകാശം മാത്രമാണ് മനുഷ്യനുള്ളത് എന്നാണവന്‍ വിശ്വസിക്കുന്നത്. വേദനിക്കുന്നവരുടെ വേദനയൊപ്പാനും പ്രയാസപ്പെടുന്നവരുടെ ദുരിതം നീക്കാനുമുള്ളതാണത്. ദാരിദ്ര്യം ഭയക്കാതെ ചെലവഴിച്ചിരുന്നു എന്നത് പ്രവാചകന്‍(സ)യുടെ ഗുണമായി അദ്ദേഹത്തോടൊപ്പം സഹവസിച്ചിട്ടുള്ള നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ചെലവഴിക്കുന്നതിനേക്കാള്‍ ഉത്തമമായത് തനിക്ക് അല്ലാഹു എത്തിച്ചു തരുമെന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിലുണ്ടായിരുന്നത്. ‘നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും.’ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇത്തരത്തില്‍ ഉദാരമായി ചെലവഴിച്ചിരുന്ന നബി തിരുമേനിയും കുടുംബവും ദിവസങ്ങളോളം പട്ടിണി കിടന്നിരുന്നു എന്നതാണ് അത്ഭുതകരമായ കാര്യം. ഏത് അവസ്ഥയിലും വിശ്വാസിയെ ഉദാരനാക്കും വിധം ചെലവഴിക്കാനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അതിഥിയെ ആദരിക്കല്‍, അയല്‍ക്കാരനെയും ബന്ധുക്കളെയും പരിഗണിക്കല്‍ തുടങ്ങി അതിന്റെ ഏതെല്ലാം രൂപങ്ങളുണ്ടോ അതിനെല്ലാം ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. എത്രത്തോളമെന്നാല്‍ അതിഥിയെ ആദരിക്കല്‍ ഒരാളുടെ വിശ്വാസത്തിന്റെ അടയാളമായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്. അപ്രകാരം ചെലവഴിക്കുന്നതിന്റെ മഹത്തായ പ്രതിഫലവും ഇസ്‌ലാം വ്യക്തമാക്കുന്നു: ”ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.” (അല്‍ബഖറ: 261) മറ്റൊരിടത്ത് പറയുന്നു: ”നിങ്ങള്‍ നല്ലതെന്തു ചെലവഴിച്ചാലും അതിന്റെ പ്രതിഫലം നിങ്ങള്‍ക്ക് പൂര്‍ണമായും ലഭിക്കും. നിങ്ങളോടൊട്ടും അനീതി കാണിക്കുകയില്ല.” (അല്‍ബഖറ: 272) അപ്രകാരം ചെലവഴിക്കാതെ പിശുക്കു കാണിക്കുന്നതിനെ ഇസ്‌ലാം നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ”അല്ലാഹു തന്റെ അനുഗ്രഹമായി നല്‍കിയ സമ്പത്തില്‍ പിശുക്കുകാണിക്കുന്നവര്‍ തങ്ങള്‍ക്കത് ഗുണമാണെന്ന് ഒരിക്കലും കരുതരുത്. അതവര്‍ക്ക് ഹാനികരമാണ്. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ പിശുക്കു കാണിച്ചുണ്ടാക്കിയ ധനത്താല്‍ അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും.” (ആലുഇംറാന്‍: 180) നബി(സ) പിശുക്കില്‍ നിന്ന രക്ഷതേടി പ്രാര്‍ഥിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്. ”അല്ലാഹുവേ, ദു:ഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും, അലസതയില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പിശുക്കില്‍ നിന്നും വാര്‍ദ്ധ്യക്യത്തില്‍ നിന്നും കടബാധ്യതയില്‍ നിന്നും ആളുകളുടെ സ്വേഛാധിപത്യത്തില്‍ നിന്നും നിന്നിലഭയം തേടുന്നു.” എന്നായിരുന്നു ആ പ്രാര്‍ഥന. ഇത് ക്രിമിനല്‍ കുറ്റമാണെന്നും എത്രയും വേഗം ഗംഭീറിനെ അയോഗ്യനാക്കണമെന്നും ഈസ്റ്റ് ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി അതിഷി ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ പരാതിയുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്നാണ് എഎപി ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് തിസ് ഹസാരി കോടതിയിലാണ് പരാതി നല്‍കിയത്. ALSO READ: വയനാട്ടില്‍ വീടിനുള്ളില്‍ 'ചാവേറാക്രമണം' രണ്ടുപേര്‍ മരിച്ചു ഇത് ക്രിമിനല്‍ കുറ്റമാണെന്നും എത്രയും വേഗം ഗംഭീറിനെ അയോഗ്യനാക്കണമെന്നും ഈസ്റ്റ് ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി അതിഷി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗംഭീറിനെതിരെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. രാജേന്ദ്ര നഗര്‍, കരോള്‍ ബാഗ് എന്നിവിടങ്ങളിലാണ് ഗംഭീറിന് വോട്ടര്‍ ഐഡി ഉള്ളതെന്നും ഒരു വര്‍ഷം വരെ ഗംഭീറിന് തടവ് ശിക്ഷ ലഭിക്കാമെന്നും അവര്‍ പറഞ്ഞു. ഉടന്‍ അയോഗ്യനാക്കപ്പെടാവുന്ന ഒരാള്‍ക്ക് വോട്ട് ചെയ്ത് വോട്ടര്‍മാര്‍ വോട്ട് പാഴാക്കറുതെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദത പാലിക്കുമോ? രണ്ട് വോട്ടര്‍ ഐഡിയുള്ളയാള്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എഎപി നേതാവ് സഞ്ജയ് സിംഗ് ചോദിച്ചു. അതേസമയം ആരോപണങ്ങള്‍ എഎപി നിഷേധിച്ചു. എഎപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ആദ്യം ആരോപിക്കും. പിന്നെ കോടതിയില്‍ പോകും. ഒടുവില്‍ മാപ്പ് പറയും- ഗംഭീര്‍ പറഞ്ഞു. രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്ന് ആരോപണം: ഗംഭീറിനെതിരെ പരാതിയുമായി എഎപി Mufti Police മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം മകൾ നോക്കിനിൽക്കെ അച്ഛന്റെ മുഖത്തടിച്ച് എസ്‌ഐ; പൊട്ടിക്കരഞ്ഞ് എട്ട് വയസ്സുകാരി IRCTC ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം; എങ്ങനെയെന്നറിയാം അഖിലേഷിന്റെ 'ചുവന്ന തൊപ്പി' ഉത്തർ പ്രാദേശിന് റെഡ് അലർട്ട്; സമാജ്‌വാദി പാർട്ടി നേതാവിനെ കടന്നാക്രമിച്ച് മോദി Mullaperiyar മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി വൈകീട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം 'സോഷ്യലിസത്തിന് അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാനുള്ള ബില്ലിനെക്കുറിച്ച് Alphons Kannanthanam Omicron ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA Free Cricket Coaching കുട്ടികൾക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനം നൽകി സർക്കാർ സ്‌കൂൾ അദ്ധ്യാപിക Woman found dead ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്ടപ്പെട്ടില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി Postcards Campaign വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് കാമ്പെയ്ൻ; 75 വിജയികൾക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു പാകിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് നാല് സ്ത്രീകളെ നഗ്‌നരാക്കി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു Top 7 Gaming Laptops 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച 7 ഗെയിമിംഗ് ലാപ്ടോപ്പുകള്‍ Plastic Road In Pakistan പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ് Punjab Polls കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും? Punjab Polls കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും? കേന്ദ്രം നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതോടെ, കര്‍ഷക പ്രഷോഭത്തെ അനുകൂലിച്ചിരുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ആ തീരുമാനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് പോരടിക്കാൻ തുടങ്ങി പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് (Punjab Polls) ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ (Farm Laws) റദ്ദാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) പ്രഖ്യാപനം പഞ്ചാബിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇന്നലെ രാവിലെ വരെ, അതായത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പ് വരെ പഞ്ചാബ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഒരേയൊരു വിഷയം കര്‍ഷക പ്രക്ഷോഭം തുടരുന്നതും തെരഞ്ഞെടുപ്പിനെ എങ്ങനെ അത് ബാധിക്കുമെന്നതും മാത്രമായിരുന്നു. എന്നാല്‍ കേന്ദ്രം നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതോടെ, കര്‍ഷക പ്രഷോഭത്തെ അനുകൂലിച്ചിരുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ആ തീരുമാനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് പോരടിക്കാൻ തുടങ്ങി. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുന്ന ഒന്നാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (Captain Amarinder Singh) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചേര്‍ന്ന് 'കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍' ശ്രമിച്ചിരുന്നതായി ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിയമം പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് വരെ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വന്നാല്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് പ്രചാരണം ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷയെക്കുറിച്ചും സിംഗ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിംഗ്, ബിജെപിയുമായുള്ള സഖ്യം മാത്രമല്ല, ശിരോമണി അകാലിദൾ (ദിന്‍ഡ്സ) പോലെയുള്ള മറ്റ് പാര്‍ട്ടികളില്‍ കയറാനും ശ്രമിക്കുന്നുണ്ട്. കര്‍ഷക നിയമങ്ങള്‍ അസാധുവാകുന്നതോടെ, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഉത്തേജനം ലഭിക്കുകയും കോണ്‍ഗ്രസ് ഇതര ശക്തികളെ തനിയ്ക്ക് ഒപ്പം നിർത്താൻ അദ്ദേഹത്തിന് എളുപ്പമാവുകയും ചെയ്യും. കര്‍ഷകരുടെ 'യഥാര്‍ത്ഥ' അനുഭാവികളാണെന്ന് അവകാശപ്പെടുന്നവരുമായി ശിരോമണി അകാലിദളും (എസ്എഡി) സംസ്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയത്തെ ബന്ധിപ്പിച്ചിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ ഹര്‍സിമ്രത് ബാദലിന്റെ രാജി അത്തരത്തിലൊരു നടപടിയായി എസ്എഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷകരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി തങ്ങളുടെ സ്ഥാനം വരെ ഉപേക്ഷിക്കുകയും ചെയ്ത പാര്‍ട്ടി ഇതാണെന്ന് പറഞ്ഞ്, നേരത്തെ തന്നെ അവര്‍ പ്രചാരണവും തുടങ്ങിയിരുന്നു. എന്നാല്‍ നിയമം അസാധുവാക്കിയതോടെ പാര്‍ട്ടിയുടെ അടുത്ത ഘട്ടം പ്രതിസന്ധിയിലാകും. കര്‍ഷകരുടെ താല്‍പര്യത്തെ ബാധിക്കുന്ന ഒരു നടപടിയും തങ്ങള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ് ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയും വിഷയത്തില്‍ (കേന്ദ്രം കാര്‍ഷിക നിയമം റദ്ദാക്കിയത്) അവകാശവാദമുന്നയിച്ചു. ചരണ്‍ജിത് സിംഗ് ചന്നി, പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം, ജനുവരി 26 ന് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് കേന്ദ്രം തടവിലാക്കിയ ഓരോരുത്തര്‍ക്കും 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കര്‍ഷ സൗഹൃദ പ്രഖ്യാപനങ്ങള്‍ നടത്തി. ഈയിടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും, വയലുകള്‍ കത്തിച്ചതിന് ഉത്തരവാദികളായ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ കാതല്‍ തന്നെ കര്‍ഷക സമരമായിരുന്നു. എന്നാൽ കേന്ദ്രം, നിയമം റദ്ദാക്കിയത്തോടെ ഇപ്പോള്‍ പാര്‍ട്ടി തങ്ങളുടെ തന്ത്രം പുനഃക്രമീകരിക്കാനും ഭരണവിരുദ്ധതയുടെ ഭീഷണികള്‍ മറികടക്കാനും ശ്രമിക്കേണ്ട സ്ഥിതിയാണ്. Also Read- കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന പഴയ ട്വീറ്റ് ഓർമിപ്പിച്ച് രാഹുൽ ഗാന്ധി; വിജയാഘോഷത്തിൽ കർഷകർ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിക്ക് ഒരു മുഖ്യമന്ത്രി മുഖം തേടേണ്ടതിനൊപ്പം തിരഞ്ഞെടുപ്പ് തന്ത്രവും പുനരാലോചിക്കേണ്ടതായിവരും. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെ വിഷയങ്ങളാകും ഉയര്‍ത്തിക്കാട്ടുക, കാര്‍ഷിക നിയമം റദ്ദാക്കിയതിന്റെ ക്രെഡിറ്റ് ആരൊക്കെ ഏറ്റെടുക്കും, പുതിയ സഖ്യങ്ങള്‍ എന്തൊക്കെയായിരിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതായത് കാര്‍ഷിക നിയമം റദ്ദാക്കിയ പ്രഖ്യാപനത്തോടെ പഞ്ചാബ് രാഷ്ട്രീയം കുറച്ചുകൂടി വിശാലമായെന്നും കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും നിരീക്ഷർ ചൂണ്ടിക്കാട്ടുന്നു. Punjab Polls കാർഷിക നിയമങ്ങൾ പിൻവലിച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് എങ്ങനെ? വോട്ട് ആര് കൊയ്യും? Mufti Police മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം മകൾ നോക്കിനിൽക്കെ അച്ഛന്റെ മുഖത്തടിച്ച് എസ്‌ഐ; പൊട്ടിക്കരഞ്ഞ് എട്ട് വയസ്സുകാരി IRCTC ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്രക്കാർക്ക് ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം; എങ്ങനെയെന്നറിയാം അഖിലേഷിന്റെ 'ചുവന്ന തൊപ്പി' ഉത്തർ പ്രാദേശിന് റെഡ് അലർട്ട്; സമാജ്‌വാദി പാർട്ടി നേതാവിനെ കടന്നാക്രമിച്ച് മോദി Mullaperiyar മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി വൈകീട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം 'സോഷ്യലിസത്തിന് അര്‍ത്ഥം നഷ്ടപ്പെട്ടിരിക്കുന്നു ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യാനുള്ള ബില്ലിനെക്കുറിച്ച് Alphons Kannanthanam Omicron ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA Free Cricket Coaching കുട്ടികൾക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനം നൽകി സർക്കാർ സ്‌കൂൾ അദ്ധ്യാപിക Woman found dead ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്ടപ്പെട്ടില്ല; യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി Postcards Campaign വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് കാമ്പെയ്ൻ; 75 വിജയികൾക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം Top 7 Gaming Laptops 70,000 രൂപയില്‍ താഴെ വിലയുള്ള മികച്ച 7 ഗെയിമിംഗ് ലാപ്ടോപ്പുകള്‍ Plastic Road In Pakistan പാകിസ്ഥാനിൽ ആദ്യത്തെ പ്ലാസ്റ്റിക് റോഡ് ഉദ്ഘാടനം ചെയ്തു; 10 ടൺ മാലിന്യം കൊണ്ട് നിർമ്മിച്ചത് ഒരു കിലോമീറ്റർ റോഡ് Gang Rape| പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; സ്കൂൾ പ്രിൻസിപ്പളിനും 9 അധ്യാപകർക്കുമെതിരെ കേസ് Mufti Police മഫ്തിയിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് എടുക്കാൻ വിസമ്മതിച്ചു; ബസ് കണ്ടക്റ്ററുമായി വാക്കേറ്റം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; 32 ൽ 16 സീറ്റുകളിൽ വിജയം ‘മൈക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നിർമ്മാണം ജോൺ അബ്രഹാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പി’ന്റെ ട്രെയിലർ പുറത്തുവിട്ടു രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം മെർക്കൽ വിരമിച്ചു; ഇനി ഒലാഫ് ഷോൾസ് ജർമൻ ചാൻസലർ ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ് ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു | സൗദിയില്‍ ഇന്ന് 51 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ കഴിഞ്ഞ 56 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ‘മൈക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നിർമ്മാണം ജോൺ അബ്രഹാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പി’ന്റെ ട്രെയിലർ പുറത്തുവിട്ടു രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം മെർക്കൽ വിരമിച്ചു; ഇനി ഒലാഫ് ഷോൾസ് ജർമൻ ചാൻസലർ ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ് ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു മുല്ലപ്പെരിയാർ: ഷട്ടറുകൾ ഉയർത്തി, പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു | ഒമാനില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം മസ്‌കത്ത്: ഒമാനില്‍ ഇതിനോടകം 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിലെ രോഗനിയന്ത്രണ ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്‌റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 ഡിസംബര്‍ രണ്ടാം വാരത്തിലാണ് ഒമാനില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ സര്‍വേയിലും പരിശോധനയിലും ഡെങ്കിപ്പനി പകര്‍ത്തുന്ന കൊതുകായ ഈഡിസ് ഈജിപ്തിയെ സീബില്‍ കണ്ടെത്തിയിരുന്നു. കൊതുകുകളെ തുരത്താനും കൊതുകുകടി ഏല്‍ക്കാതിരിക്കാനും നിരവധി നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. നീന്തല്‍ക്കുളങ്ങള്‍, ഫൗണ്ടനുകള്‍, കാര്‍ഷികാവശ്യത്തിനുള്ള കുടങ്ങള്‍ എന്നിവയിലെ വെള്ളം അഞ്ചു ദിവസം കൂടുമ്പോള്‍ മാറ്റണം. ജലസംഭരണികള്‍ വൃത്തിയായി സൂക്ഷിക്കുകയും ശരിയായി മൂടുകയും വേണം. പക്ഷികള്‍, മൃഗങ്ങള്‍ എന്നിവക്ക് വെള്ളം കൊടുക്കുന്ന പാത്രങ്ങളില്‍ വീണ്ടും വെള്ളം നിറക്കുന്നതിന് മുമ്പ് പാത്രത്തില്‍ ബാക്കിയുള്ള വെള്ളം ഒഴുക്കിക്കളയണം. ഉപയോഗിച്ച്‌ ഉപേക്ഷിച്ച ടയറുകള്‍ നശിപ്പിക്കണം. കുപ്പികളും കേടുവന്ന പാത്രങ്ങളും ശരിയായ വിധം നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ബിജെപിക്കെതിരെ പോര് കടുപ്പിച്ച് വരുണ്‍ ഗാന്ധി, തുറന്നുകാട്ടി വാജ്‌പേയിയുടെ വാക്കുകള്‍ Express Kerala തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; 32 ൽ 16 സീറ്റുകളിൽ വിജയം ‘മൈക്ക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നിർമ്മാണം ജോൺ അബ്രഹാം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പി’ന്റെ ട്രെയിലർ പുറത്തുവിട്ടു രാത്രി പോസ്റ്റ്മോർട്ടം: സൗകര്യങ്ങൾ അപര്യാപ്തമെന്ന് സർക്കാർ ഹൈക്കോടതിയിൽ ജലനിരപ്പ് 142 അടിയിൽ നിന്നു താഴ്ത്താതെ തമിഴ്നാടിന്റെ രാഷ്ട്രീയ പോരാട്ടം മെർക്കൽ വിരമിച്ചു; ഇനി ഒലാഫ് ഷോൾസ് ജർമൻ ചാൻസലർ ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ് ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു | ബിജെപിക്കെതിരെ പോര് കടുപ്പിച്ച് വരുണ്‍ ഗാന്ധി, തുറന്നുകാട്ടി വാജ്‌പേയിയുടെ വാക്കുകള്‍ ലക്‌നൗ: ലംഖിപൂരിലെ കര്‍ഷക മരണത്തെ വിമര്‍ശിച്ചതു മുതല്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് വരുണ്‍ ഗാന്ധി എംപി. ഇപ്പോഴിതാ നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായാണ് വരുണ്‍ ഗാന്ധി രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ വരുണിന്റെ ട്വീറ്റിനോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഖിംപുര്‍ വിഷയത്തിലെ വിമര്‍ശനത്തിന് പിന്നാലെ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു സമിതി യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും നിര്‍വാഹക സമിതി യോഗത്തില്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നുമായിരുന്നു ഇതിനോട് വരുണ്‍ പ്രതികരിച്ചത്. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം ആശങ്ക ശക്തം, കോട്ടയം, കൊല്ലം, പൊന്നാനി സീറ്റുകൾ നഷ്ടമായാൽ ? ഇവർ കൂടി മമതയോട് മമത കാട്ടിയാൽ, രാഹുലും ‘തീരും’ കേരളത്തിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകാൻ നീക്കം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം; 32 ൽ 16 സീറ്റുകളിൽ വിജയം ‘സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും’- ബിജെപി എംപിമാർക്ക് മുന്നറിയിപ്പുമായി മോദി പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്, പ്രതികള്‍ക്ക് ബന്ധം സിപിഎമ്മുമായെന്ന് മുരളീധരന്‍ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി തമിഴിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍; ഇതുസംബന്ധിച്ച്‌ മറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മന്ത്രി നിത്യനാട് റായ് തുടർച്ചയായി എട്ടു മണിക്കൂറോളം പീഡിപ്പിക്കും;പെൺകുട്ടികൾ വേദനമാറി ജോലിയിൽ ആക്ടറ്റീവാകാൻ കൂടിയ രീതിയിൽ ലഹരിമരുന്നു നൽകും;പകൽ‍ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക്;പെൺകുട്ടിയുടെ ഡേ–നൈറ്റ് സർവീസിനു വാങ്ങുന്നത് 45,000 രൂപ; കേരളത്തിലും ചുവന്ന തെരുവ് സജീവമാകുന്നു സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ നിയമനം; അിമുഖം 15ന് കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് ഹോര്‍മോണ്‍ വ്യതിയാനം ഉറക്കം കെടാനുള്ള കാരണങ്ങളില്‍ ഒന്നാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ആറു ദിവസത്തേയ്‌ക്ക് ക്ഷേത്രവഴി അടച്ച്‌ വിവാഹ ഒരുക്കങ്ങള്‍ കത്രീന കൈഫ് -വിക്കി കൗശല്‍ വിവാഹത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ രംഗത്ത് പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളായതുകൊണ്ടാണ് മൗനം പാലിച്ചിരുന്നത് ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാർ പിന്മാറാനുള്ള കാരണം ഡയറക്ടർ; വെളിപ്പെടുത്തലുമായി ഭാര്യ സ്നേഹ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; എഫ്‌സി ഗോവയ്ക്ക് ആദ്യജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ? അനിയുടെ വേദന കണ്ടില്ല അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കളുടെ പരാതി ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം സ്റ്റാലിനും കയ്യൊഴിഞ്ഞു കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ മുല്ലപ്പെരിയാറിന്റെ 5 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; 3948 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു; അര്‍ധരാത്രി ഷട്ടര്‍ തുറക്കല്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക് ഇത്രയും പ്രതീക്ഷിച്ചില്ല തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട് വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയ്ക്കും ഇനി മുതല്‍ പാസ്‌പോര്‍ട്ട്‌ വിസ വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാകും. ഇതുകൂടാതെ വിദേശത്ത്‌ വെച്ച്‌ ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക്‌ എംബസിവഴിയിലുള്ള സഹായവും മൊബൈലിലൂടെ ലഭ്യമാകും. സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ഉപയോഗിക്കാവുന്ന എം.ഇ.എ ഇന്ത്യ ആപ്ലിക്കേഷന്‍ വഴിയാണ്‌ ഈ സേവനം ജനങ്ങളിലെത്തിക്കുന്നത്‌. വിദേശമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്ന മൊബൈല്‍ ജനാധിപത്യത്തിന്റെ ഭാഗമാണിത്‌. തൊട്ടടുത്ത പാസ്‌പോര്‍ട്ട്‌ സേവാകേന്ദ്രം ഏതെന്ന്‌ അറിയാനും ഫോമുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും ഇതുവഴി കഴിയും. കൂടാതെ അപേക്ഷകരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ്‌ അറിയാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. പാസ്‌പോര്‍ട്ടിന്‌ മൊബൈല്‍ ഫോണ്‍ വഴി അപേക്ഷ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ നിലവില്‍ വരും. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ വിവാഹചിത്രം പുറത്തുവിട്ട് മഞ്ജു വാര്യര്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും വാരണമാല്യവും അണിഞ്ഞ് നിൽക്കുന്ന താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത് വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ 218ാം നമ്പര്‍ മുറിയില്‍ രഹസ്യമായി തങ്ങിയത് ആ നടൻ തന്നെ റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായി ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കി! ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്ന് റോയ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു സുന്ദരിമാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിഐപി ആഗ്രഹിച്ചതോടെ മുന്നിട്ടിറങ്ങിയ റോയിയുടെ കുതതന്ത്രം! ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം കപ്പൽയുദ്ധം സിനിമയുടെ ഹൈലൈറ്റ്… കുഞ്ഞു കുഞ്ഞാലിആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിച്ചു..മരക്കാർ തിയേറ്റർ പൂരപ്പറമ്പാക്കി! പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ സ്ത്രീ ശരീരത്തില്‍ സെക്‌സിനിടെ സ്പര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി തമിഴിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍; ഇതുസംബന്ധിച്ച്‌ മറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മന്ത്രി നിത്യനാട് റായ് (16 minutes ago) തുടർച്ചയായി എട്ടു മണിക്കൂറോളം പീഡിപ്പിക്കും;പെൺകുട്ടികൾ വേദനമാറി ജോലിയിൽ ആക്ടറ്റീവാകാൻ കൂടിയ രീതിയിൽ ലഹരിമരുന്നു നൽകും;പകൽ‍ മാത്രമാണെങ്കിൽ ശരാശരി 4000 രൂപയാണ് ബംഗാളി പെൺകുട്ടിക്ക്;പെൺകുട്ടിയുടെ ഡേ–നൈറ (25 minutes ago) പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഇന്നു രാവിലെയാണ് സംഭവം (56 minutes ago) തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് (57 minutes ago) ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് 15 ഇടത്ത് വിജയിച്ചു, യുഡിഎഫ് 11 വാര്‍ഡുകളില്‍, ഇടമലക്കുടിയില്‍ ബിജെപി (59 minutes ago) റിയാദിന് നേരെ വീണ്ടും ഹൂതികൾ മിസൈലാക്രമണം നടത്തി; ശക്തമായി പ്രതിരോധിച്ച് സൗദി വ്യോമ സേന, ആളപായമില്ലെന്ന് അധികൃതർ (1 hour ago) പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്‌സൈസ് പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും, തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേത (1 hour ago) മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ (1 hour ago) മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയില (1 hour ago) ദുബായിൽ വൻ തീപിടിത്തം; ഷെയ്‌ഖ് സയ്‌ദ് റോഡിലുള‌ള ഒരു ജനവാസകേന്ദ്രത്തിൽ അൽ ഖദീർ ടവറിന്റെ 15ാം നിലയിൽ തീപിടിത്തം (1 hour ago) സെഞ്ചുറി അടിച്ച തക്കാളി വില താഴേക്ക്; കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തി, എന്നിട്ടും കുലുക്കമില്ലാതെ കേരളം (1 hour ago) '24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി പ്രവാസ ലോകത്തിന് വേദനയായി വീണ (2 hours ago) സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ (2 hours ago) ലോകത്തെ വീണ്ടും അമ്പരപ്പിച്ച് യുഎഇ; ആദ്യമായി ആഴ്ചയിൽ നാലര ദിവസം മാത്രം ജോലി, പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് ചരിത്രം കു (2 hours ago) അനിയുടെ വേദന കണ്ടില്ല അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എം (2 hours ago) രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നായി തമിഴിനെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍; ഇതുസംബന്ധിച്ച്‌ മറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മന്ത്രി നിത്യനാട് റായ് മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ? ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം ഇത്രയും പ്രതീക്ഷിച്ചില്ല തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ഫോണിൽ പകർത്തി കാമുകന് നൽകി; കാമുകൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, സ്‍നാപ്ചാറ്റ് അക്കൌണ്ടില്‍ കൂടുതല്‍ ഫോളവര്‍മാരെ ലഭിക്കാനാണ് വീഡിയോ പകര്‍ത്തി അപ്‍ലോഡ് ചെയ്‍തതെന്ന് യുവതി: അതുവഴി ലക്‌ഷ്യം വെയ്ക്കുന്നത് പണം: യുവതിക്കും കാമുകനും ശിക്ഷ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ക്രമക്കേട്; ബിഹാർ വാക്സീൻ പട്ടികയിൽ മോദിയും സോണിയയും, പ്രിയങ്ക ചോപ്രയും: നടപടി സ്വീകരിക്കുമെന്ന് അധികൃതർ രണ്ടു ദിവസത്തിനകം ആവശ്യങ്ങളിൽ നടപടി എടുക്കാമെന്ന് ആരോഗ്യമന്ത്രി: പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു വാക്സിൻ സ്വീകരിച്ച് എട്ടുമാസമോ അതിൽ കൂടുതലോ ആയവർക്ക് വാക്സിൻ നിർബന്ധം; സൗദിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളായതുകൊണ്ടാണ് മൗനം പാലിച്ചിരുന്നത് ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാർ പിന്മാറാനുള്ള കാരണം ഡയറക്ടർ; വെളിപ്പെടുത്തലുമായി ഭാര്യ സ്നേഹ സൗജന്യമായി കേസ് വാദിക്കാമെന്നേറ്റ ദീപിക രജാവത്ത് പിന്നീട് പണം വാങ്ങിയെന്നും രണ്ടുതവണ മാത്രമാണ് ഇവർ കോടതിയില്‍ ഹാജരായതെന്നും കുടുംബം കാസർകോട്: ’’കുറച്ച് കണ്ണിൽച്ചോരയുണ്ടായിപ്പോയി. അതോടെ ആകെയുള്ള വള്ളവും പോയി. ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനുമായി’’ -ഓഖി ദുരന്തത്തിൽ കരകവിഞ്ഞെത്തിയ മലവെള്ളം ചെറുവത്തൂരിന് സമ്മാനിച്ചത് കുന്നോളം മാലിന്യം ചെറുവത്തൂർ: വെള്ളപ്പൊക്കം ചെറുവത്തൂരിന് സമ്മാനിച്ചത് ടൺകണക്കിന് മാലിന്യം. പെരുമഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയ വെള്ളത്തിനൊപ്പം കാസർകോട്: പ്രഭാതഭക്ഷണം കഴിക്കാനാവാത്ത കുട്ടികൾക്ക് ഭക്ഷണം നൽകുന്ന ജില്ലാ ഭരണകൂടത്തിന്റെ മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. കളക്ടറേറ്റ് വിൽപ്പനക്കാർ കൈയൊഴിഞ്ഞ മീൻചന്തയുടെ പരിസരത്തുനിന്നും നീക്കിയത് നാല്‌ ലോഡ്‌ മാലിന്യം പാലക്കുന്ന്: ഉദ്ഘാടനത്തിനുശേഷം ഒരിക്കൽപ്പോലും വിൽപ്പനക്കാർ ഉപയോഗിക്കാത്ത പാലക്കുന്ന്‌ മീൻചന്തയുടെ പിൻഭാഗത്തുനിന്ന്‌ നീക്കംചെയ്തത് വെള്ളരിക്കുണ്ട്: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവന്ന ഓസോൺ ബോധവത്‌കരണ മാസംതോറും 200 രൂപ ജലനിധിക്ക് നൽകണം; കുടിക്കേണ്ടത് മലിനജലം മീഞ്ച: ജലനിധി വിതരണംചെയ്യുന്നത് മലിനജലമെന്ന ആക്ഷേപവുമായി മീഞ്ചയിലെ 40 കുടുംബങ്ങൾ. കുമ്പളയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് വീട്ടമ്മമാർ ഓസോൺ ദിനം: ‘ഭൂമിക്ക് മേലാപ്പ്’ചൂടി മേലാങ്കോട്ടെ കുട്ടികൾ കാഞ്ഞങ്ങാട്: വർണസാരികളെ ഓസോൺപാളികളുടെ പ്രതീകമാക്കി മേലാങ്കോട്ട് ഗവ. യു.പി. സ്കൂളിൽ ഓസോൺ ദിനം ആചരിച്ചു. അഞ്ഞൂറോളം കുട്ടികൾ വൃത്താകൃതിയിലുള്ള എടക്കാനം മലയുടെ പകിട്ടിൽ മതിമറന്ന് കളക്ടറും സംഘവും വെള്ളരിക്കുണ്ട്: കിഴക്കുനിന്ന് കുടക് മലനിരകളെ തഴുകിയെത്തുന്ന കുളിർകാറ്റ്. പടിഞ്ഞാറ് അറബിക്കടലിന്റെ നീലിമ- പടയങ്കല്ല് മലയുടെ നെറുകയിലെത്തിയപ്പോൾ കടൽമാക്രി ശല്യം: മൂന്നുലക്ഷത്തോളം രൂപയുടെ വല നശിച്ചു വലിയപറമ്പ്: കടൽമാക്രികൾ മൂന്നുലക്ഷത്തോളം രൂപവിലവരുന്ന വല കടിച്ചുമുറിച്ചു നശിപ്പിച്ചു. മാവിലാ കടപ്പുറം പന്ത്രണ്ടിൽ അൽ ഷബാബ് ഫൈബർ തോണിയിലെ റാണിപുരത്ത് അനധികൃതമായി സ്ഥലം കൈയേറിയിട്ടുണ്ടെങ്കിൽ ഒഴിപ്പിക്കും -കളക്ടർ രാജപുരം: റാണിപുരത്ത് വനം-റവന്യൂ വകുപ്പുകളുടെ സ്ഥലം സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെയ്ക്കുന്നുണ്ടെങ്കിൽ പിടിച്ചെടുക്കുമെന്ന് കർണാടകയിലെ ദുരിതബാധിതരെ സഹായിക്കാൻ ചൈൽഡ് പ്രൊട്ടക്ട് ടീം കേരള മംഗളൂരു: മഴയും ഉരുൾപൊട്ടലും മൂലം കർണാടകയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ചൈൽഡ് പ്രൊട്ടക്ട് കേരള ടീം. കർണാടകയിൽ മഴക്കെടുതിയാൽ മധുവാഹിനി കരകവിഞ്ഞു; മധൂർ ക്ഷേത്രത്തിൽ വെള്ളംകയറി കാസർകോട്: രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മധുവാഹിനിപ്പുഴ കരകവിഞ്ഞു. ഇതോടെ മധൂർ ക്ഷേത്രത്തിൽ വെള്ളംകയറി. ശനിയാഴ്ച രാത്രിയോടെയാണ് കാഞ്ഞങ്ങാട്: ’മൂന്നു ദിവസമായി കടലിലോട്ട് പോയിട്ട്. ഇതിപ്പോൾ ഇടയ്ക്കിടയ്ക്ക് ഇങ്ങനാ..ഇപ്പോൾ വേനലും മഴക്കാലമെന്നൊന്നുമില്ല. എപ്പോഴും ഇംഗ്ലീഷ് പര്യടനത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലായിരിക്കും മധ്യനിരയിൽ പഞ്ചാബിന്റെ വെടിക്കെട്ടിന് ചുക്കാൻ പിടിക്കുക IPL 2020-DC vs KXIP Live Updates: മാർക്കസ് സ്റ്റോയിനിസ് എന്ന ഓസിസ് താരത്തിന്റെ ഓൾറൗണ്ട് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. ബാറ്റിങ്ങിലും ബോളിങ്ങിലും രക്ഷകന്റെ റോളിലെത്തിയ സ്റ്റോയിനിസ് ഡൽഹിക്ക് പതിമൂന്നാം സീസണിൽ വിജയം തുടക്കം നൽകി. നിശ്ചിത ഓവറിൽ ഇരു ടീമുകളും 157 റൺസ് കണ്ടെത്തിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ബാറ്റിങ് നിര തകർന്നപ്പോൾ അർധസെഞ്ചുറിയായും തോൽവിയിലേക്ക് വീണപ്പോൾ അവസാന ഓവറിൽ രണ്ട് വിക്കറ്റുമായും തിളങ്ങിയ സ്റ്റോയിനിസാണ് കളിയിലെ താരം. അവസാന ഓവറിൽ 13 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിനുവേണ്ടി സ്റ്റോയിനിസിന്റെ ആദ്യ പന്ത് മായങ്ക് സിക്സർ പായിച്ചു. രണ്ടാം പന്തിൽ ഡബിൾ കണ്ടെത്തിയ മായങ്ക് മൂന്നാ പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. എന്നാൽ മൂന്നാം പന്ത് മിസായ മായങ്ക് അഞ്ചാം പന്തിൽ ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടയിൽ ഹെറ്റ്മയറിന്റെ കൈകളിൽ പുറത്തായി. അവസാന പന്തിൽ ഒരു റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് അവസാന പന്തിൽ ജോർദാനെയും നഷ്ടമായതോടെ മത്സരം സൂപ്പർ ഓവറിലേക്ക്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയ പഞ്ചാബ് നായകനെ രണ്ടാം പന്തിൽ പുറത്താക്കിയ കഗിസോ റബാഡ ഡൽഹിക്ക് മേൽക്കൈ നൽകി. അടുത്ത പന്തിൽ പൂറന്റെ കുറ്റി തെറിപ്പിച്ച് വിജയലക്ഷ്യം മൂന്നിലേക്ക് ചുരുക്കി. ഡൽഹിക്കായി കളത്തിലിറങ്ങിയ പന്തിനും ശ്രേയസിനും കാര്യങ്ങൾ എളുപ്പമായിരുന്നു. രണ്ട് പന്തിൽ മൂന്ന് റൺസ് നേടി ഡൽഹി ജയം ഉറപ്പിച്ചു. Also Read: മുഖം ചുവന്നു, ഒന്നും മിണ്ടിയില്ല; ചഹറിന്റെ മിസ് ഫീൽഡിൽ നിരാശനായി ധോണി, വീഡിയോ മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പെട്ടന്നായിരുന്നു പഞ്ചാബ് മുൻനിരയും മധ്യനിരയും വീണത്. ഒന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തപ്പോൾ 21 റൺസെടുത്ത രാഹുലിനെ മോഹിത് പുറത്താക്കി. നിക്കോളാസ് പൂറാൻ പൂജ്യത്തിന് പുറത്തായപ്പോൾ കരുൺ നായരുടെയും ഗ്ലെൻ മാക്സ്‌വെല്ലിന്റെയും പോരാട്ടം ഒരു റൺസിൽ അവസാനിച്ചു. സർഫ്രാസ് ഖാനും കാര്യമായി ഒന്നും ചെയ്യാനായില്ല. തകർത്തടിക്കുന്നതിനിടയിൽ കൃഷ്ണപ്പ ഗൗതവും 20 റൺസിന് പുറത്ത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച മായങ്ക് അഗർവാൾ പഞ്ചാബിന്റെ പ്രതീക്ഷയായി അവശേഷിച്ചു. റബാഡയെയും മോഹിത് ശർമയെയുമെല്ലാം ബൗണ്ടറി പായിച്ച മായങ്ക് അനായാസം അർധസെഞ്ചുറിയും കടന്ന് കുതിച്ചു, പഞ്ചാബ് ടീം സ്കോറും. 60 പന്തിൽ 89 റൺസാണ് മായങ്ക് അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് അടിച്ചെടുത്തത്. മുൻനിര പരാജയപ്പെട്ടടുത്ത് മധ്യനിരയുടെ പ്രകടനമാണ് ഡൽഹിക്ക് തുണയായത്. നായകൻ ശ്രേയസ് അയ്യരുടെയും യുവതാരം റിഷഭ് പന്തിന്റെയും ഓസിസ് താരം മാർക്കസ് സ്റ്റോയിനിസിന്റെയും പ്രകടനമാണ് വൻതകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. 20 പന്തിൽ അഞധസെഞ്ചുറി കണ്ടെത്തിയ സ്റ്റോയിനിസ് ശരിക്കും ഡൽഹിയുടെ രക്ഷകനാവുകയായിരുന്നു. Also Read: ആരാധകരില്ലാത്ത ഗ്യാലറിയിൽ ആരവം സൃഷ്ടിച്ച് ബിസിസിഐ; പരിപാടി കൊള്ളാമെന്ന് രോഹിത് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. സൂപ്പർ താരം ശിഖർ ധവാനാണ് ആദ്യം പുറത്തായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്നെ റൺഔട്ടിലൂടെയാണ് ധവാനെ പഞ്ചാബ് പുറത്താക്കിയത്. പിന്നാലെ ഒരു ഓവറിൽ പൃഥ്വി ഷായെ ജോർദാന്റെ കൈകളിലും ഹെറ്റ്മയറെ മയങ്കിന്റെ കൈകളിലും എത്തിച്ച ഷമി പഞ്ചാബിന് ആധിപത്യം നൽകുകയായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അയ്യർ-പന്ത് കൂട്ടുകെട്ട് ക്രീസിൽ നിലയുറപ്പിച്ചു. സാവധാനം ഡൽഹി സ്കോർബോർഡ് ചലിപ്പിച്ച ഇരുവരും ബൗണ്ടറികളും കണ്ടെത്താൻ തുടങ്ങിയതോടെ ഡൽഹി ഭേദപ്പെട്ട നിലയിലേക്ക് ഉയർന്നു. എന്നാൽ കൂട്ടുകെട്ട് കൂടുതൽ അപകടകരമാകുന്നതിന് മുമ്പ് പന്തിനെ യുവതാരം രവി ബിഷ്ണോയിയും അയ്യരെ മുഹമ്മദ് ഷമിയും പുറത്താക്കി. അയ്യര് 39റൺസും പന്ത് 31 റൺസും നേടി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസ് നടത്തിയ പ്രകടനവും ഡൽഹി ഇന്നിങ്സിൽ നിർണായകമായി. അതുവരെ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്ന കോട്ട്രലിനെയും ജോർദാനെയും നിരന്തരം ബൗണ്ടറി പായിച്ച സ്റ്റോയിനിസ് ഡൽഹിയുടെ ടീം സ്കോർ ഉയർത്തി. 21 പന്തിൽ 53 റൺസാണ് ഓസിസ് താരം നേടിയത്. തുടക്കത്തിൽ നന്നായി പന്തെറിഞ്ഞെങ്കിലും അവസാന ഓവറുളിൽ റൺസ് വഴങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി മൂന്നും ഷെൽട്ടൻ കോട്ടരൽ രണ്ടും അരങ്ങേറ്റക്കാരൻ രവി ബിഷ്ണോയി ഒരു വിക്കറ്റും സ്വന്തമാക്കി. സൂപ്പർ താരം ക്രിസ് ഗെയ്ൽ ഇല്ലാതെയാണ് കിങ്സ് ഇലവൻ പഞ്ചാബ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലീഷ് പര്യടനത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലായിരിക്കും മധ്യനിരയിൽ പഞ്ചാബിന്റെ വെടിക്കെട്ടിന് ചുക്കാൻ പിടിക്കുക. രാജസ്ഥാനിൽ നിന്ന് ഡൽഹിയിലെത്തിയ അജിങ്ക്യ രാഹനെയും ആദ്യ മത്സരത്തിൽ കളിക്കുന്നില്ല. ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൻ ഹെറ്റ്മയർ, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാഡ, അൻറിച്ച് നോർഷെ, മോഹിത് ശർമ കിങ്സ് ഇലവൻ പഞ്ചാബ് പ്ലെയിങ് ഇലവൻ: കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ, സർഫ്രാസ് ഖാൻ, ഗ്ലെൻ മാക്സ്‌വെൽ, നിക്കോളാസ് പൂറാൻ, കെ ഗൗതം, ക്രിസ് ജോർദാൻ, ഷെൽട്ടൻ കോട്ട്രൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽ സന്ദീപ് വധം: പിന്നില്‍ രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവും; റിമാന്‍ഡ് റിപ്പോര്‍ട്ട് 1,707 അധ്യാപക, അനധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല; വാശി കാണിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി നിലവിലെ വാക്സിനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമാണെന്നതില്‍ വ്യക്തതയില്ലെന്ന് വിദഗ്ധര്‍ സംസ്ഥാനത്ത് മൂന്ന് പേരില്‍ ഒമിക്രോണ്‍ സംശയം; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും India vs New Zealand 2nd Test, Day 2: ലക്ഷ്യം കൂറ്റന്‍ സ്കോര്‍; മായങ്ക്-സാഹ കൂട്ടുകെട്ടില്‍ പ്രതീക്ഷ മുല്ലപ്പെരിയാര്‍: കേരളത്തിന്റെ നിര്‍ദേശം തമിഴ്നാട് അവഗണിച്ചു; രാത്രി ഷട്ടറുകള്‍ ഉയര്‍ത്തി ജവാദ് ചുഴലിക്കാറ്റ്: സംസ്ഥാനത്തിന് ഭീഷണിയില്ല; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത സന്ദീപ് വധം: പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവം: ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 യാത്രക്കാരെ കാണാനില്ലെന്ന് ബിബിഎംപി സന്തോഷ് ട്രോഫി: ഗോള്‍ മഴയുമായി കേരളം; ആന്‍ഡമാനെ 9-0 ന് തകര്‍ത്തു India vs New Zealand 2nd Test, Day 1: മായങ്ക് അഗര്‍വാളിന് സെഞ്ചുറി; ആദ്യ ദിനം ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് ബാലമിത്രം എന്ന ബാലകീയ മാസികയുടെ 18-ാം പുസ്തകത്തിലെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെപങ്കു വെക്കുന്നത്. ഇതിനു മുൻപ് വിവിധ ലക്കങ്ങൾ സ്കാൻ ചെയ്യുന്നതും പ്രോസസ് ചെയ്യുന്നതും അനുസരിച്ച് വെവ്വേറെ പോസ്റ്റുകളിലൂടെ പങ്കു വെച്ചിരുന്നു എങ്കിലും ലക്കങ്ങൾ തപ്പിയെടുക്കാൻ ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാം കൂടെ ഒറ്റ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1941 ഡിസംബർ ലക്കത്തിലാണ് 18-ാം പുസ്തകത്തിന്റെ ഒന്നാം ലക്കം പുറത്തുവരുന്നത്. 1942 ഡിസംബറിൽ 12 ആം ലക്കത്തോടെ 18-ാം പുസ്തകം പൂർത്തിയാകുന്നു. ഇത് മൊത്തമായി നമുക്ക് ഡിജിറ്റൈസ് ചെയ്യാൻ പറ്റി എന്നതിൽ സന്തോഷിക്കാം. ഏതാണ്ട് 250പരം താളുകൾ ആണ് ഈ എല്ലാ ലക്കങ്ങളിലും കൂടെ ഉള്ളത്. ഇത് ഡിജിറ്റൈസ് ചെയ്തത് നിരവധി തവണ (പലവിധ കാരണങ്ങളാൽ) ഈ പുസ്തകം ലഭ്യമാക്കിയ സ്ഥലം സന്ദർശിച്ചതിനു ശെഷമാണ്. ആ സമയങ്ങളിൽ ഒക്കെയും ക്ഷമയൊടെ വേണ്ട സഹായങ്ങൾ ചെയ്തു തന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി. പതിപ്പ്: പുസ്തകം ൧൮ ന്റെ ൧ മുതൽ ൧൨ വരെയുള്ള ലക്കങ്ങൾ (1941 ഡിസംബർ മുതൽ 1942 ഡിസംബർ വരെയുള്ള ലക്കങ്ങൾ) താളുകൾ: ഏകദേശം 36 താളുകൾ ഓരോ ലക്കത്തിനും 1942 ഡിസംബർ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 12 വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ ഓരോ ലക്കത്തിലും കാണാം. കൂടുതൽ വിശകലനം ഇത് ഉപയോഗിക്കുന്നവർ ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു. 1941 ഡിസംബർ (പുസ്തകം ൧൮ ലക്കം ൧) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (11 MB) 1942 ജനുവരി (പുസ്തകം ൧൮ ലക്കം ൨) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (3 MB) 1942 ഫെബ്രുവരി (പുസ്തകം ൧൮ ലക്കം ൩) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (8 MB) 1942 മാർച്ച്-ഏപ്രിൽ (പുസ്തകം ൧൮ ലക്കം ൪,൫) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (12 MB) 1942 മെയ്-ജൂൺ (പുസ്തകം ൧൮ ലക്കം ൫,൬) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (7 MB) 1942 ജൂലൈ-ഓഗസ്റ്റ് (പുസ്തകം ൧൮ ലക്കം ൭,൮) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (4 MB) 1942 സെപ്റ്റംബർ (പുസ്തകം ൧൮ ലക്കം ൯) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (8 MB) 1942 ഒക്ടോബർ (പുസ്തകം ൧൮ ലക്കം ൧൦, ൧൧) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (11 MB) 1942 ഡിസംബർ (പുസ്തകം ൧൮ ലക്കം ൧൨) ഡൗൺലോഡ് കണ്ണി: ഡൗൺലോഡ് കണ്ണി (7 MB) ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11 ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഒക്ടോബർ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി. പതിപ്പ്: പുസ്തകം ൧൮, ലക്കം ൧൦, ൧൧ (1942 ഒക്ടോബർ ലക്കം) ബാലമിത്രം മാസിക – 1942 ഒക്ടോബർ – പുസ്തകം 18 ലക്കം 10,11 ഈ ലക്കത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. ചിത്രങ്ങളുടെ വ്യക്തത നിലനിർത്താൻ അതൊക്കെ ഗ്രേ സ്കെയിലിലാണ് പ്രോസസ് ചെയ്തിരിക്കുന്നത്. ചിത്തിരത്തിരുനാൾ രാജാവിനു 30 വയസ്സ് തികഞ്ഞതിന്റെ ഒരു പ്രത്യേക ലേഖനം ആദ്യം തന്നെ കാണുന്നു. കുഴിയാനയെ പറ്റി നല്ല ഒരു ലേഖനം കാണുന്നു. വ്യത്യസ്ത വിഷയങ്ങളിലുള്ള വേറെയും ധാരാളം പംക്തികൾ കാണാം. കൂടുതൽ ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു. ഈ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനോടു കൂടി ബാലമിത്രത്തിന്റെ പുസ്തകം 18ന്റെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാൻ നമുക്ക് ലഭ്യമായിരിക്കുകയാണ്. ബാലമിത്രം മാസിക – 1942 ഫെബ്രുവരി – പുസ്തകം 18 ലക്കം 3 ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഫെബ്രുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി. പതിപ്പ്: പുസ്തകം ൧൮ (18 ലക്കം ൩ (3 1942 ഫെബ്രുവരി ലക്കം) 1942 ഫെബ്രുവരി – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 3 ഈ ലക്കത്തിൽ കാണുന്ന കവിതയെ കുറിച്ചുള്ള ലേഖനം, മൊട്ടുസൂചിപ്പണത്തെ കുറിച്ചുള്ള ലേഖനം, പിനോഷ്യയുടെ കഥ, തുടങ്ങിയവ എടുത്തു പറയെണ്ടതാണ്. കൂടുതൽ ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു. പാലാ സെന്‍റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു. ചടങ്ങിനി‌ടെ നിഥിനയുടെ അമ്മയെ കറുത്ത വസ്ത്രമണിഞ്ഞ ഒരു സ്ത്രീ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യം ആരും മറക്കാനിടയില്ല.‌ കരൾ രോഗ ബാധിതയായ നിഥിനയുടെ അമ്മ ബിന്ദുവിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ഡോ. സുവാൻ സഖറിയയാണ് മരണവീട്ടിൽ സാന്ത്വനമായെത്തിയത്. രണ്ടു മണിക്കൂറോളം നിഥിനമോളുടെ അമ്മയെ ചേർത്ത് പിടിച്ച് നിന്ന ഡോ. സുവാൻ ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും ആ അമ്മയെ താങ്ങിപ്പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും കൂടെയുണ്ടായിരുന്നു. ഇതിനിടെ, ഡോ. സുവാന് അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. ദൈവത്തിന്‍റെ കൈയൊപ്പ് ചാർത്തിയ യഥാർഥ ഡോക്ടർ എന്നാണ് ഡോ. സുവാനെ അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. ഡോക്ടർ ഈ സമൂഹത്തിന് തന്നെ ഒരു മാതൃകയും അഭിമാനവുമാണെന്നും ഈ നന്മക്ക് തന്‍റെ ബിഗ് സല്യൂട്ട് നല്കുന്നുവെന്നും തോമസ് ചാഴികാടൻ കുറിച്ചു. 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട ദുൽഖറിന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെ കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ റോഡിലൂടെ വിമാനങ്ങൾ; കാഴ്ചകണ്ട് അന്പരന്ന് ജനം! റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി 'കൊച്ചിന് സ്‌കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ മോനും കഴിച്ചോ നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഒരു കൊച്ചു ചായക്കടയിലെ വല്യമ്മ വിളമ്പിത സംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് "സംരക്ഷിച്ചു' മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട ദുൽഖറിന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്റ്റിക്കർ ഒട്ടിച്ച കാറിന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെ കാക്കിയണിഞ്ഞ് വൈദികൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ സ്‌റ്റുഡന്‍റ് പോലീസ്‌ കേഡറ്റ്‌ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ വൈദികനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. മലങ്കര സുറിയാനി കത്തോ എന്‍റെ വീടിന് തീപിടിച്ചു ഗയ്സ്; പുര കത്തുന്നതിനിടെ എഫ്ബി ലൈവ് വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് ഒരു വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയ അരലക്ഷത്തോളം ഹെൽമറ്റുകൾ സൗജന്യമായി നൽകി "ഹെല്‍മറ്റ് മാന്‍'! ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം നടത്തി യുവാവ്. പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ എ "എന്നെ മാത്രം പരിശോധിച്ചാൽ പോരാ വീഡിയോ വൈറൽ തന്‍റെ താപപരിശോധന നടത്താതിരുന്ന സെക്യൂരിറ്റിയോട് പരിശോധിക്കാൻ ആവശ്യപ്പെടുന്ന കുട്ടിയുടെ വീഡിയോ വൈറൽ. സെക്യൂരിറ്റി അച്ഛന് സല്യൂട്ട് ചെയ്ത് യുവതി; ഇരുവർക്കും സല്യൂട്ട് ചെയ്ത് സോഷ്യൽ മീഡിയ പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്‍റെ അച്ഛന് സല്യൂട്ട് നല്‍കുന്ന ചിത്രം വൈറലാകുന്നു. ഇന്തോ-ടിബറ്റന സർക്കാർ ബസിൽ കയറി വിശേഷം തിരക്കി സ്റ്റാലിൻ; സെൽഫിയെടുത്ത് യാത്രക്കാർ സർക്കാർ ബസിൽ കയറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക ലോറി ഓട്ടം നിർത്തുന്പോൾ ഈ ഡ്രൈവർ ഓടാൻ തുടങ്ങും! സാധാരണക്കാരനായ ഒരു ലോറി ഡ്രൈവർ ഇന്ത്യ അറിയുന്ന ഓട്ടക്കാരനായ കഥ. അതാണ് തോമസ് പള്ളിത്താഴന്‍റെ ജീവിതം. രണ്ടുപതിറ്റാണ് "ആ ഒരു ലക്ഷത്തിൽ ഞാനില്ല ഗായത്രി ഓൺ എയർ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എത്തിയ നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. കേരളത്തില്‍ മൂ പാട്ടിനൊത്ത് മിന്നി മറയുന്ന ഭാവങ്ങൾ; അയാൻ ആനാരി തരംഗമാകുന്നു ഒന്നര വയസുകാരന്‍റെ വീഡിയോകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഹരിപ്പാട് ആനാരി രാജീവ് ഭവനത്തിൽ മാധ്യമ പ്രവർത്തകനായ രാജീവ റേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ? റേഷൻ കാർഡിന്‍റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ റോഡിലൂടെ വിമാനങ്ങൾ; കാഴ്ചകണ്ട് അന്പരന്ന് ജനം! റോഡിൽക്കൂടെ പോകുന്ന വിമാനങ്ങൾ കണ്ട് അന്പരന്നിരിക്കുകയാണ് സിംഗപ്പൂർ ചെൻകി പ്രവിശ്യയിള്ളവർ. മൂന്ന് വിമാനങ്ങളാണ് റോഡ നഗ്നപാദനായി നിന്ന് ഭക്ഷണം കഴിക്കുന്ന കർഷകൻ; കുറിപ്പ് വൈറൽ കോയന്പത്തൂരിലെ കോളജ് കാന്‍റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്‍റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ഇസ് പെട്രോൾ പന്പിൽ നിന്ന് ആ അച്ഛൻ സ്വപ്നം കണ്ടു; മകൾ ഇന്ന് എംടെക്കിന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് കണ്ണൂർ സ്വദേശിയായ എസ് രാജഗോപാ "ഗയ്സ്, ഞങ്ങൾക്ക് നായികയെ കിട്ടി; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും പറഞ്ഞ് ഇ ബുള്‍ജെറ്റ് സഹോദ എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ "ഞാൻ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകൾ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്ത പെൺകുട്ടിയെ നേരിട്ടുകണ്ട അനുഭവം പങ്കുച്ചുകൊണ്ടുള്ള കുറിപ്പ് വൈറലാകുന്നു. 2014ൽ സുന്ദരി ഇത് സജി സർ, കെഎസ്ആർടിസി കണ്ടക്ടർ, ഒരുപാട് നന്മകളുള്ള ഒരാൾ മെഡിക്കൽ റെപ്പിൽ നിന്ന് നഷ്ടപ്പെട്ട മരുന്ന് പൊതി ഡിപ്പോയിൽ എൽപ്പിച്ച കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് ഏറ്റെടുത്ത് സോഷ്യ "ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്; കുറിപ്പ് വൈറൽ മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ മമ്മൂക്കയ്ക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി ദേവികയ്ക്കു സ്മാര്‍ട്ട് ഫോണ്‍ അങ്കമാലി: നടന്‍ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ നേര്‍ന്ന അധ്യാപികയും മഞ്ഞപ്ര സെന്റ് മേരീസ് എല്‍പി സ്‌കൂ "എന്‍റെ പൊന്നു സാറെ അതിയാനെ ഓഫീസിലേക്ക് തിരിച്ച് വിളിക്കണേ' ‌കോവിഡിനൊപ്പം പ്രചാരം ലഭിച്ച സംഗതിയാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ നിശ്ചിത സമയം മാത്രം ചെയ്യേണ്ടിയിരുന്ന ജോലി വർക്ക് ഫ്രം  ആ കുട്ടിയും "അമ്മയും' ഇവിടെയുണ്ട്; സമൂഹമാധ്യമങ്ങളില്‍ സ്റ്റാറായി അക്കു അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്. അക്കുമാത് ശ്രീ സുന്ദരേശ്വരയിലെ ക്ലീനർ ഇത്താത്തയ്ക്ക് ആശംസകളുമായി ശൈലജ ടീച്ചർ കണ്ണൂര്‍ ആദികടലായിയിൽ ശ്രീ സുന്ദരേശ്വര ബസിലെ കിളി റെജിമോള്‍ക്ക് ആശംസകൾ നേർന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആദികടലായി പൗലോ കൊ‌യ്‌ലോ അറിയാൻ, ആ ഓട്ടോ താങ്കളുടെ കടുത്ത ആരാധകന്‍റേതാണ് ബ്രസീൽ എഴുത്തുകാരനായ പൗലോ കൊ‌യ്‌ലോ ട്വിറ്ററിൽ പങ്കുവച്ച ഓട്ടോയുടെ ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായത്. എറണാകുളം നോ ധന്യയ്ക്ക് ഇത് "ധന്യ നിമിഷം ഒരു കമന്‍റ് ജീവിതം മാറിമറിച്ചപ്പോൾ സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്‍റെ ആഗ്രഹം കമന്‍റ് ചെയ്യുന്പോൾ അത് ഒരിക്കലും നടപ്പിലാകുമെന്ന് ധന്യ വിചാരി ഒന്നര സെന്‍റ് സ്ഥലത്ത് രണ്ടുനില വീട് വൈറലായി ഒരു വീട് ഒരു വീടു പണിയാൻ എത്ര സ്ഥലം വേണം. അഞ്ച് സെന്‍റ് മുതൽ ഏക്കറുകൾവരെ എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ ഒന്നര സെന്‍റിൽ "താങ്കൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പോയി കാണണം' ആറ്റിങ്ങലിലെ എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ഓഫീസർ രജിത പോയി കാണണമെന്ന് തിരക്കഥകൃത്ത് കെ വി അനിൽ. സ്ത്രീകളുടെയും പെൺ ഒറ്റ ഇന്നിംഗ്സിൽ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം ചിറാപുഞ്ചിയിൽ റോഡുകൾ കുറവാണ്: ജയസൂര്യക്ക് മന്ത്രി റിയാസിന്‍റെ മറുപടി യുപിയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി ഒറ്റ ഇന്നിംഗ്സിൽ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം ചിറാപുഞ്ചിയിൽ റോഡുകൾ കുറവാണ്: ജയസൂര്യക്ക് മന്ത്രി റിയാസിന്‍റെ മറുപടി യുപിയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് ബസുകൾ നശിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിഎംഡി മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ K V Rajasekharan മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ ! മോദി: വഴിതെറ്റിയ മാധ്യമങ്ങൾക്ക് വളരെ ഉയരെ കെ വി രാജശേഖരന്‍ +91 9497450866 വളച്ചു. പക്ഷേ ഒടിച്ചില്ല. വളയ്ക്കാൻ പിടിച്ച പിടി മുറ K B Shaji കുട നന്നാക്കാനുണ്ടോ കുട? *കുട നന്നാക്കാനുണ്ടോ കുട പഴയ ഏഴാംക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ ഒരധ്യായം 1975 ൽ കേരള പാഠാവലി മലയാളം റീഡർ ആവിഷ്ക്കരിച്ചതോടെ പഴ वसीयत भारत भूषण अग्रवाल വിവർത്തനം ദിലീപ് വാമനപുരം വിൽപ്പത്രം വെറുമൊരു മൺകൂനയായ് മാറിയിട്ടെന്തിനാ മരണം വരും മുന്നേ സർവ്വതും ദാനം ചെയ്യാം Visit My Amazon Kindle Page മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള ഒരു പ്രസിദ്ധീകരണമാണ് മലയാളമാസിക പുസ്തകപ്രകാശനം 8-12-2019 അക്ഷരപ്പിച്ചവച്ചു തുടങ്ങുമ്പോൾ തന്നെ ഇതുപോലെ ഒരു വലിയ വേദിയോട് ചേർന്ന് നിൽക്കാൻ സാധിച്ചതു മഹാഭാഗ്യം Vinitha V N എന്‍റെ അച്ഛന് മരിക്കാൻ കഴിയില്ല അച്ഛന്‍റെ Rajdoot ബൈക്കിന്‍റെ ശബ്ദം വളരെ ദൂരത്തുനിന്ന് കേൾക്കുമ്പോൾ തന്നെ അറിയാതെ switch off ആകുന്ന ഒരു TV ഉണ്ടായിരുന്നു ഞങ്ങളുടെ വീട്ടിൽ തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകന്‍ ജി.ദേവരാജന്‍റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ‘ദേവസാഗരം’ ഡിസംബര്‍ 17 ന് ടഗോര്‍ തിയേറ്ററില്‍ നടക്കും. ജി.ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റും ഭാരത് ഭവനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ ഒന്‍പതിനു ദേവരാജന്‍ സ്ക്വയറില്‍ പുഷ്പാഞ്ജലി, ചിത്രപ്രദര്‍ശനം, ദേവരാഗപുരം, ഗായകസംഘം അവതരിപ്പിക്കുന്ന ശക്തിഗാഥ ക്വയര്‍, നവതി സമ്മേളനം, പുരസ്കാര സമര്‍പ്പണം, ഗാനാഞ്ജലി എന്നിവയാണു പ്രധാന പരിപാടികള്‍. ജി.ദേവരാജന്‍ പുരസ്കാരത്തിന് അര്‍ഹനായ കവിയും ചലച്ചിത്രഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്ബിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവതി സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രന്‍ നയിക്കുന്ന ഗാനാഞ്ജലി ആകാശദീപം ദേവരാജഗാനാഞ്ജലി പിന്നണി ഗായകരായ ശ്രീകാന്ത് ,സുധീപ് കുമാര്‍,വിധു പ്രതാപ് ,ജി ശ്രീറാം,കല്ലറ ഗോപന്‍ ,പന്തളം ബാലന്‍,ഹരിശങ്കര്‍,കമല്‍ മോഹന്‍,രാജലക്ഷ്മി,ചിത്ര അരുണ്‍,പി വി പ്രീത,മധുശ്രീ നാരായണ്‍,അപര്‍ണ രാജീവ്,ഗായത്രി ജ്യോതിഷ്,ഹരിത സനില്‍,കീര്‍ത്തന രവി എന്നിവരും ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിക്കും. ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം ജാവ തീരത്ത് സുനാമി മുന്നറിയിപ്പ് കല്‍ക്കരി അഴിമതിക്കേസ്: മധു കോഡയ്ക്ക് മൂന്ന് വര്‍ഷം തടവും 25ലക്ഷം രൂപ പിഴയും തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത്… ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍… പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു കേന്ദ്ര മന്ത്രി സൃമി ഇറാനിയുടെ പേരാണ് മുഖ്യന്ത്രി സ്ഥാനത്തേക്ക് പരിദഗണിക്കുക എന്നാണ് സൂചന. എന്നാല്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് സംസ്ഥാന നേത‍ൃത്വത്തിന്‍റെ പിന്തുണയുളളത്. കേന്ദ്ര മന്ത്രിയായ മന്‍സൂര്‍ എല്‍ മന്ദവിയും, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വൈജുഭായ് വാലയും പരിഗണനയിലുണ്ട്. രാജ്യസഭ എംപിയും കേന്ദ്രടെക്സ്റ്റൈല്‍സ് വാര്‍ത്താവിതരണവ പ്രക്ഷേപണ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിക്കും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത ലിസ്റ്റിലുണ്ട്. രാജ്യസഭ എംപിയായിരുന്ന സ്മൃതി ഇറാനി 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി മണ്ധലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. പിന്നീട് മോദി മന്ത്രി സഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കുകയായിരുന്നു. നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്‌ബാക്ക് ഇന്ത്യയിലേക്ക് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും ദീപാവലി ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോയ ആളുകള്‍ അടുത്ത ദിവസങ്ങളില്‍… സംസ്ഥാനത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി പിണറായി സർക്കാർ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മാധ്യമ പ്രവർത്തകന് തിരൂർ സിഐ ഫർസാദിന്റെ ക്രൂര മർദ്ദനം പ്രതിഷേധമായി ജേർണലിസ്റ്റ് ആൻഡ്… ശിശു മരണം നടന്ന ആദിവാസി ഊരുകൾ സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ നേതൃത്വത്തിൽ എൻസിപി സംഘം സന്ദർശനം നടത്തി ഇന്ധന വില കൊള്ളയ്ക്കെതിരെ എൻസിപി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ജനസാഗരമായി തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു 2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമാകുന്ന, കലാപകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയോട് കുടുംബപരമായ ഒരു ബന്ധം ഇവനുണ്ട്. മാപ്പിളകലാപകാരികള്‍ ഹിന്ദുജന്മിമാരെ മാത്രമല്ല, ബ്രിട്ടീഷുകാരുടെ സഹകാരികളായി വര്‍ത്തിച്ചിരുന്ന ചില മുസ്ളിം ജന്മിമാരെയും ആക്രമിച്ചിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് താഴക്കോട് അധികാരിയെക്കുറിച്ച് പറയുന്നുണ്ട് (Panikker 2001:175) താഴക്കോട് വില്ലേജ് അധികാരി ഇവന്റെ വല്ല്യാപ്പയുടെ വാപ്പയാണ്. ഇതൊക്കെ വെറുമൊരു കൌതുകത്തിനുവേണ്ടി എഴുതിയതാണ്. അതിരിക്കട്ടെ. എന്താണ് ഈ ഗ്രന്ഥത്തെ വ്യതിരിക്തവും ശ്രദ്ധേയവുമാക്കുന്നത്? 1920കള്‍തൊട്ട് 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകംവരെ നിരവധി ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും മലബാര്‍ കലാപസംബന്ധിയായി പുറത്തുവന്നിട്ടും കെ എന്‍ പണിക്കരുടെ ഈ കൃതി അവയില്‍ നിന്നെല്ലാം വേറിട്ടുമാറി, വിമര്‍ശകര്‍ക്കുപോലും അവഗണിക്കാനാവാത്ത ഒരു വിളക്കുമരമായി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതെന്തുകൊണ്ടാണ്? ചരിത്രകുതുകികളെ ഈ ഗ്രന്ഥം അത്ഭുതപ്പെടുത്തുന്നതിന്റെ രാസവിദ്യ എന്താണ്? ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആര്‍ക്കൈവുകളില്‍ സസൂക്ഷ്മം നടത്തിയ അന്വേഷണങ്ങളും ഗ്രന്ഥകാരന്‍ ഇതിനായി കമ്പോട്കമ്പ് വായിച്ച പുസ്തകങ്ങളും കലാപസമയത്ത് ജീവിച്ചിരുന്ന പ്രമുഖരും അല്ലാത്തവരുമായി വിമര്‍ശബുദ്ധ്യാ നടത്തിയ സംഭാഷണങ്ങളുമാണോ? തീര്‍ച്ചയായും ഈ ഗ്രന്ഥത്തിന്റെ അനിതരസാധാരണമായ കെട്ടുറപ്പിനും ശില്‍പ്പഭദ്രതക്കും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായകമായിട്ടുണ്ട്. പക്ഷേ, അതല്ല പ്രധാന കാര്യം. ചരിത്രസംഭവങ്ങള ഏകഹേതുകമായി (mono causal) വ്യാഖ്യാനിച്ച് ചരിത്രമെഴുതുന്നവരുണ്ട്. അത്തരം ചരിത്രങ്ങള്‍ ഉത്സവനോട്ടീസ്പോലെയാണ്. ഉപരിപ്ളവ നിരീക്ഷണങ്ങളുടെ ഒരു വസ്തുതാവിവരണ രീതിയാണത്. സംഭവങ്ങള്‍ ബഹുഹേതുകങ്ങളാണെന്ന് മനസ്സിലാക്കി ചരിത്രമെഴുതുന്നവരാണ് കൂടുതല്‍. അവരില്‍ മിക്കവരും ചരിത്രസംഭവങ്ങള്‍ക്ക് നിദാനമായ കാരണങ്ങളെ പ്രാധാന്യത്തിനനുസരിച്ച് ഒന്നിന് പിറകെ ഒന്നായി അക്കമിട്ട് നിരത്തി എഴുതുകയാണ് പതിവ്. പിന്നെയും ഒരു കൂട്ടര്‍ അവര്‍ സൂക്ഷ്മന്യൂനപക്ഷമാണ്- വ്യത്യസ്ത കാരണങ്ങളുടെ പരസ്പരബന്ധവും അവ തമ്മിലുള്ള സങ്കീര്‍ണവും വൈരുധ്യാത്മകവുമായ പ്രതിപ്രവര്‍ത്തനങ്ങളും ബന്ധവിച്ഛേദങ്ങളും ഉള്‍പ്പിരിവുകളും അപഗ്രഥിച്ച് ചരിത്രമെഴുതുന്നവരാണ്. അതീവ ദുഷ്കരമായ കര്‍മപരിപാടിയാണത്. കെ എന്‍ പണിക്കരുടെ ഗ്രന്ഥം മറ്റുമിക്ക മലബാര്‍ കലാപചരിത്രഗന്ഥങ്ങളില്‍നിന്നും വേറിട്ടുമാറി നില്‍ക്കുന്നത് ഈ ബിന്ദുവില്‍ വെച്ചാണ്. ഭൂതകാലവിശ്ളേഷണം സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് ചെറിയതോതിലുള്ള ബുദ്ധിവ്യായാമം പോരെന്നും വെളിപ്പെടുത്തുന്നു ഈ പ്രൌഢഗ്രന്ഥം. മലബാര്‍ കലാപത്തെക്കുറിച്ച് ഇ എം എസ് മുന്നോട്ടുവെച്ച വ്യാഖ്യാനത്തെ പാര്‍ടിയെ 'സന്തോഷിപ്പിക്കാന്‍' വേണ്ടി കെ എന്‍ പണിക്കര്‍ ഏറ്റുപിടിച്ചതിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥമെന്ന് ഡോ. എം ജി എസ് നാരായണനെപ്പോലുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. National questions in Kerala എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് മലബാര്‍ കലാപത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഇ എം എസ് തന്നെയാണ് ഇക്കാര്യം കെ എന്‍ പണിക്കര്‍ തന്നെ പലപാട് അടിവരയിട്ട് പറഞ്ഞിട്ടുണ്ട് പക്ഷേ ഇ എം എസ് ഒരു അക്കാദമിക് ചരിത്രകാരനായിരുന്നില്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ഇ എം എസിന്റെ വാദങ്ങളുടെ യാന്ത്രികമായ പുനരുല്‍പ്പാദനം മാത്രമാണ് ഈ ഗ്രന്ഥമെന്നും പാര്‍ടിയെ 'സേവിക്കാന്‍' വേണ്ടിയാണ് കെ എന്‍ പണിക്കര്‍ ഇത് എഴുതിയതെന്നും എം ജി എസ് പറയന്നത് ഒന്നര വ്യാഴവട്ടത്തോളമായി എം ജിഎസ് തുടരുന്ന വലതുപക്ഷസേവയെ മുന്‍നിര്‍ത്തി തല്‍ക്കാലം നമുക്ക് വിടാം. ചില പ്രത്യേക വിരോധം മനസ്സില്‍വെച്ച് എന്തിനെയും കാണുന്ന ഒരു സവിശേഷ 'ചരിത്രാപഗ്രഥനരീതി' എം ജി എസ് വികസിപ്പിച്ചെടുത്തിട്ട് കുറച്ചുകാലമായി. ഇത്തരം വിലകുറഞ്ഞ ഉദീരണങ്ങള്‍വഴി രീതിശാസ്ത്രപരമായി അങ്ങേയറ്റം കര്‍ക്കശത്വവും തെളിവുകളുടെ പുനര്‍വായനയില്‍ പുലര്‍ത്തുന്ന വിശ്ളേഷണപടുത്വവും അവതരണത്തിലുള്ള അസാധാരണമായ കൈയൊതുക്കവും പ്രഘോഷണംചെയ്യുന്ന ഈ ഗ്രന്ഥത്തെ 'ചെറുതാ'ക്കുന്ന വൃഥാവ്യായാമമാണ് എം ജി എസിന്റേത്. മലബാര്‍ കലാപത്തെ സാമ്പത്തികകാരണങ്ങളുടെ 'അസംതൃപ്തനില'ങ്ങളില്‍ കുറ്റിയടിക്കാനോ മതപ്രോക്തചോദനകളുടെ തീവ്രസ്ഥലികളില്‍ പ്രതിഷ്ഠിക്കാനോ ആണ് പൊതുവെ ശ്രമിച്ചുകാണാറുള്ളത്. അല്ലെങ്കില്‍ ഇവ രണ്ടും സമാസമം ചേര്‍ത്തുള്ള 'സന്തുലിതവ്യാഖ്യാന' അഭ്യാസങ്ങളും കണ്ടുവരാറുണ്ട്. ഹിന്ദുകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ കര്‍ഷകജനസാമാന്യം ഒരുപോലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടും എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രം കലാപക്കളത്തിലിറങ്ങി എന്ന ചോദ്യം പ്രസക്തമാണ്. കെ എന്‍ പണിക്കര്‍ എഴുതുന്നത് കാണുക."അസംതൃപ്തി സംഘടിതരൂപത്തില്‍ പ്രകാശിപ്പിച്ചത് മാപ്പിളമാര്‍ മാത്രമാണ് എന്നത് കലാപത്തിന്റെ മതപരമായ ഉള്ളടക്കം എന്നതിനേക്കാളേറെ മതപരമായ സന്ദര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഒരു മതാത്മക പ്രത്യയശാസ്ത്ര പരിസരമൊരുക്കിയതില്‍ ധാരാളം ഘടകങ്ങള്‍ ഇടനിലപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം മാപ്പിളമാര്‍ക്കിടയില്‍ നേരത്തെ നടന്ന സാമൂഹികീകരണം, ജനകീയ സംസ്കാരത്തിന്റെ സ്വാധീനം, സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്ക് എന്നിവയാണ് (Panikker 2001:49) എങ്ങനെയെല്ലാമാണ് ഈ ഘടകങ്ങളുടെ മധ്യസ്ഥത നടന്നിട്ടുള്ളത് എന്നത് ഒരു സങ്കീര്‍ണ പ്രകിയയാണ്. ഈ സങ്കീര്‍ണ പ്രക്രിയ അനാച്ഛാദനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിക്കുന്ന സൂക്ഷ്മാപഗ്രഥന വൈഭവമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. കലാപം ഒരേസമയം കാര്‍ഷികവും മതപരവും ആയിരുന്നു എന്ന് സമര്‍ഥിക്കുകയല്ല പണിക്കര്‍. രണ്ടിന്റെയും സങ്കീര്‍ണമായ പരസ്പരബന്ധത്തെ അനാവരണം ചെയ്യുകയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ചില ശ്രദ്ധേയഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളുടെ രത്നച്ചുരുക്കത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹിച്ച്കോക്കും ടോട്ടന്‍ഹാമും മാധവന്‍നായരും സൌമ്യേന്ദ്രനാഥടാഗോറും ഭനഗരെയും റോബര്‍ട്ട് ഹാര്‍ഡ്ഗ്രേവും മുതല്‍ എം ഗംഗാധരനും കോണ്‍റാഡ്വുഡും സ്റ്റീഫന്‍ഡേലും എം ടി അന്‍സാരിയുമുള്‍പ്പെടുന്ന ഒരു നീണ്ട നിര ഗ്രന്ഥകാരന്മാര്‍ കലാപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇവരില്‍ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കേണ്‍റാഡ്വുഡ് ഒരു സാമ്പത്തിക വ്യാഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. മതം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കലാപസന്നാഹത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. കലാപത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ എഫ് ഡേലിന്റെ പഠനം തികച്ചും മതകേന്ദ്രിതമാണ.് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറില്‍ ഉദ്യോഗസ്ഥരായിരുന്ന ടി എല്‍ സ്ട്രേഞ്ചും എച്ച് വി കൊണോലിയും മുന്നോട്ടുവെച്ച 'മാപ്പിളമതഭ്രാന്ത'ന്മാരുടെ ലഹള എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് സ്റ്റീഫന്‍ ഡേല്‍ 1836 മുതല്‍ 1921 വരെ മുപ്പതില്‍പ്പരം ചെറു മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഇവയെ ബ്രിട്ടീഷുകാര്‍ 'മതഭ്രാന്തരായ' മാപ്പിളമാര്‍ നടത്തിയ വിധ്വംസക കൃത്യങ്ങളായാണ് വിലയിരുത്തിയത് ഡെയ്ലിന്റെ അഭിപ്രായത്തില്‍ കലഹശീലരായ ഒരു ചെറിയ വിഭാഗം പുരോഹിതരാല്‍ പ്രചോദിപ്പിക്കപ്പെട്ട മതാന്ധരായ മാപ്പിളമാരാണ് ഒരു മതപ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ലഹളയും നടത്തിയത്. ഈ പുരോഹിതവിഭാഗം അവരുടെ അധ്യാപനങ്ങള്‍ ജിഹാദിന്റെ ചട്ടക്കൂടിലാണ് പരുവപ്പെടുത്തിയെടുത്തത് Dale 1975:87) ഡെയ്ല്‍ തുടര്‍ന്നെഴുതുന്നത് ഓരോ മാപ്പിളലഹളയും 'ആത്മഹത്യാപരമായ ജിഹാദ്' ആയാണ് നടത്തപ്പെട്ടത് എന്നാണ്. മലബാറിലെ കാര്‍ഷികഘടനയില്‍ മാപ്പിളക്കുടിയാന്മാര്‍ അനുഭവിച്ചുപോന്ന പീഡനവും ചൂഷണവും ഒഴുക്കന്‍ മട്ടില്‍ ഡെയ്ല്‍ വിവരിച്ചുപോകുന്നുണ്ടെങ്കിലും അവ കലാപത്തിന് പര്യാപ്തമായ കാരണങ്ങളായി അദ്ദേഹം കാണുന്നില്ല. മറ്റൊരു പ്രബന്ധത്തില്‍ രക്ത സാക്ഷിയാകാനുള്ള ത്വര ഇസ്ലാമിക സമൂഹത്തിന്റെ സഹജസ്വഭാവമാണെന്നും മലബാറിലെ മാപ്പിളമാരും ഈ ഇസ്ലാമിക ആദര്‍ശമാണ് മുറുകെപ്പിടിച്ചതെന്നും ഡെയ്ല്‍ എഴുതുന്നു (Dale: 1977:41) ഇനിയുമൊരു പ്രബന്ധത്തില്‍ 1921 ലെ മലബാര്‍ കലാപത്തെയും 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളെയും 'ആധുനികപൂര്‍വ ഭീകരവാദത്തിന്റെ' ഉദാഹരണങ്ങളായാണ് ഡെയ്ല്‍ വീക്ഷിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തിനാല്‍ പ്രചോദിതമായ സമകാലിക തീവ്രവാദത്തെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ഈ പൂര്‍വരൂപങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ഡെയ്ല്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു Dale: 1988) ഡെയ്ലിന്റെ വാദമുഖങ്ങളുടെ വൃഥാസ്ഥൂലത കെ എന്‍ പണിക്കരുടെ ഗ്രന്ഥം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും പിടികിട്ടും. ഇസ്ളാമിനെ പാശ്ചാത്യയുക്തിചിന്തയുടെയും ആധുനികതയുടെയും അപരസ്ഥാനത്ത് നിര്‍ത്തുന്ന പൌരസ്ത്യവാദ സമീപനത്തിന്റെ ഉല്‍പ്പന്നമാണ് ഡെയ്ല്‍ മുന്നോട്ടുവെക്കുന്ന വികല വീക്ഷണം. എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചരിത്രനിര്‍ധാരണം നടത്തുന്ന ചില കീഴാളപക്ഷ ചരിത്രകാരന്മാര്‍ 'പ്രാകൃതനും മതഭ്രാന്തനുമായ മാപ്പിള' എന്ന നിര്‍മിതിയുടെ ജ്ഞാനശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യവും അടിസ്ഥാനവും അനാവരണം ചെയ്തിട്ടുണ്ട് Ansari 2005) എന്തുകൊണ്ട് മാപ്പിളകുടിയാന്മാരെപ്പോലെ നിസ്വരും ചൂഷിതരുമായിട്ടും ഹിന്ദുകുടിയാന്മാര്‍ കലാപത്തിന് ഒരുമ്പെട്ടില്ല എന്നതിന് യുക്തിഭദ്രമായ വിശദീകരണം പണിക്കര്‍ നല്‍കുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുലഹളകളില്‍ ഹിന്ദുകുടിയാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നതേയില്ല. 1921 ല്‍ വിരലിലെണ്ണാവുന്ന ഹിന്ദുകര്‍ഷകര്‍ ലഹളയില്‍ പങ്കെടുത്തിരുന്നു. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്കും ജനകീയസംസ്കാരത്തിന്റെ സ്വാധീനവും മാപ്പിളമാര്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സാമൂഹികീകരണവും കേന്ദ്രസ്ഥാനത്തേക്ക് വരുന്നത്. സൌകര്യത്തിനുവേണ്ടി കെ എന്‍ പണിക്കരുടെ വാദമുഖങ്ങളെ ആറ്റിക്കുറുക്കി അക്കമിട്ടുനിരത്താം. 1. മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മധ്യസ്ഥത കലാപപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ഘടകങ്ങളായിരുന്നു. പക്ഷേ, ഹിന്ദുകര്‍ഷകര്‍ നിഷ്ക്രിയരായപ്പോള്‍ മാപ്പിളകര്‍ഷകര്‍ രണോത്സുകരായി കലാപത്തിലേക്ക് എടുത്തുചാടി. എന്തുകൊണ്ട്? വിഭിന്നങ്ങളായ കെട്ടുപാടുകള്‍ മതപരം, സാമുദായികം, വൈവാഹികം- ഹിന്ദുകര്‍ഷകരെ അവരുടെ ജന്മിമാരുമായി ബന്ധിപ്പിച്ചിരുന്നു. ഹിന്ദുജന്മിമാര്‍ക്ക് മിക്കപ്പോഴും സാമ്പത്തിക അധികാരങ്ങള്‍ക്ക് പുറമെ മത-സാമുദായിക അധികാരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുകര്‍ഷകരുടെ കീഴ്പ്പെടല്‍ സാമ്പത്തികമണ്ഡലത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ വിധേയത്വം സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മറ്റിടങ്ങളിലേക്കും നീണ്ടുകിടന്നു. സാമൂഹികഭ്രഷ്ട് ഉള്‍പ്പെടെയുള്ള വിലക്കുകളിലൂടെ 'നിഷേധി'യായ ഹിന്ദുകുടിയാനെ വരച്ച വരയില്‍ നിര്‍ത്താന്‍ ജന്മിമാര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ സാമ്പ്രദായികബുദ്ധിജീവികള്‍ ഒന്നുകില്‍ ജന്മിമാരോ അല്ലെങ്കില്‍ അവരുമായി പലവിധത്തില്‍ അടുത്ത ബന്ധമുള്ളവരോ ആയിരുന്നു. മുസ്ളിങ്ങളെപ്പോലെ പ്രാര്‍ഥനക്കും മറ്റും ഒത്തുകൂടാന്‍ അക്കാലത്ത് മലബാറില്‍ താഴ്ന്ന ജാതിക്കാരായ ഹൈന്ദവര്‍ക്ക് പൊതുസ്ഥലങ്ങള്‍ കുറവുമായിരുന്നു. 2. അതേസമയം മതം മുസ്ളിങ്ങള്‍ക്കിടയില്‍ വിപരീതകൃത്യമാണ് നിര്‍വഹിച്ചത്. സ്വത്തുവകകളുള്ള സമ്പന്ന മേല്‍ജാതി ഹിന്ദുക്കളുമായി പാവപ്പെട്ട മുസ്ളിം കര്‍ഷക ജനസഞ്ചയത്തിന് സാംസ്കാരികമോ സാമുദായികമോ ആയ ബന്ധങ്ങള്‍ നന്നേ കുറവായിരുന്നു. മമ്പുറം തങ്ങള്‍മാരെപ്പോലുള്ള സാമ്പ്രദായിക ബുദ്ധിജീവികള്‍ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്നും ഇത്തരം സാമൂഹിക അനീതികളെ ഹിംസകൊണ്ട് നേരിടുന്നത് മതം വിലക്കുന്നില്ലെന്നും ഇതിനിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുമെന്നും മതപ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള യത്നത്തില്‍ 'ഷഹീദ്' ആകുന്നതിനെ മതത്തിന്റെ പിന്‍ബലത്തില്‍ ധാര്‍മികമായും പ്രത്യയശാസ്ത്രപരമായും അവര്‍ ന്യായീകരിച്ചു. പ്രമുഖ ഉലമാക്കള്‍ മാത്രമല്ല താഴെക്കിടയിലുള്ള ഖാസിമാരും മുസല്യാന്മാരും മുല്ലമാരും മുക്രിമാരുമെല്ലാം ഇതേ ആശയപ്രപഞ്ചമാണ് പ്രേഷണം ചെയ്തത്. മുസ്ളിങ്ങള്‍ക്ക് ഹിന്ദുകുടിയാന്മാര്‍ക്കില്ലാത്ത മറ്റുചില സൌകര്യങ്ങളുമുണ്ടായിരുന്നു. ഒത്തുകൂടാനുള്ള അവസരവും സ്ഥലങ്ങളും. പള്ളികളും പെരുന്നാളുകളും നേര്‍ച്ചകളും മൌലൂദുകളും അവര്‍ക്ക് പരിഭവങ്ങളും പരിദേവനങ്ങളും പരസ്പരം പങ്കുവെക്കാനും ജന്മിമാരുടെ അനീതിക്കെതിരില്‍ ലഹളകള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സൌകര്യം നല്‍കി. മധ്യകാല യൂറോപ്പിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് പഠിച്ച റോഡ്നി ഹില്‍ട്ടനെപ്പോലുള്ളവര്‍ ക്രിസ്തീയ വിരുന്നുസല്‍ക്കാരങ്ങളും പെരുന്നാളുകളും കര്‍ഷകരെ കലാപസജ്ജരാക്കുന്നതില്‍ വഹിച്ച പങ്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ താഴെക്കിടയിലുള്ള പുരോഹിതന്മാര്‍ കലാപകാരികള്‍ക്ക് പ്രചോദനം പകര്‍ന്നിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പ്രദായിക ബുദ്ധിജീവികളില്‍ പലര്‍ക്കും അമാനുഷമായ കഴിവുകള്‍ ഉണ്ടെന്ന് മാപ്പിളമാര്‍ ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട്ടെ ഉമര്‍ഖാസിക്ക് പൊലീസ് ലോക്കപ്പില്‍നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയുമെന്നും ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ചീറിവരുന്ന വെടിയുണ്ടകളെ വെള്ളമോ പഞ്ഞിയോ ആക്കിമാറ്റാന്‍ കഴിയുമെന്നും മമ്പുറം തങ്ങള്‍മാര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെടുത്താനും കൊടുംവേനലില്‍ മഴ പെയ്യിക്കാനും നിലംപതിച്ച മരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും സാധിക്കുമെന്നുമെല്ലാം അധഃസ്ഥിത മുസ്ളിംജനസാമാന്യം വിശ്വസിച്ചു. സാമ്പ്രദായിക ബുദ്ധിജീവികള്‍ പ്രക്ഷേപിച്ച മതസങ്കല്‍പ്പങ്ങളാല്‍ ക്ളിപ്തപ്പെടുത്തപ്പെട്ടതായിരുന്നു മാപ്പിളകര്‍ഷകന്റെ പ്രത്യയശാസ്ത്രലോകം. ഈ പ്രത്യയശാസ്ത്രപരിസരത്തില്‍നിന്നാണ് അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഊര്‍ജം മാപ്പിളകുടിയാന്മാര്‍ സംഭരിച്ചത്. 3. കാര്‍ഷിക അസംതൃപ്തിയെ കലാപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ മതം ഒരു പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു എങ്കിലും മാപ്പിളമാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം തിരശ്ചീനമായിരുന്നു. ലംബമാനമായിരുന്നില്ല. ഗ്രാമീണമാപ്പിളമാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ രൂപപ്പെടുകയോ വളരുകയോ ചെയ്തിരുന്നില്ല. അവരിലുണ്ടായിരുന്നത് നിഷേധാത്മകരൂപത്തിലുള്ള വര്‍ഗബോധമായിരുന്നു (negative class consciouness) അതായത്, ശത്രുവര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു; സ്വന്തമായി ഒരു വര്‍ഗമെന്ന നിലക്ക് രൂപപ്പെട്ടിട്ടില്ലെങ്കിലും. കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ് കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഈ ബോധമാകട്ടെ ബ്രിട്ടീഷ്ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയ പ്രക്രിയയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാണ് അത് വികാസം പ്രാപിച്ചത്. വാമൊഴി പാരമ്പര്യത്തിലൂടെ വരുംതലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ട ആ ചെറുകലാപങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കര്‍ഷക അവബോധവളര്‍ച്ചയില്‍ മര്‍മപ്രധാനമായിരുന്നു. ഇതാണ് ഒടുവില്‍ 1921 ല്‍ ജന്മികള്‍ക്കും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള അതിശക്തമായ കലാപമായി പ്രകാശിപ്പിക്കപ്പെട്ടത്' ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന കേന്ദ്രവാദവും ഇതുതന്നെ. എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010 Labels: കെ എൻ പണിക്കർ, ചരിത്രം, പുസ്‌തകം, മലബാര്‍ കലാപം, രാഷ്ട്രീയം രാജ്യത്തെ വില്‍ക്കുകയും മൂലധനം കടത്തുകയും ചെയ്യുന്നവര്‍ കേന്ദ്രഭരണം കൈയാളുന്നവര്‍ വന്‍തോതിലുള്ള അഴിമതികളില്‍ മുങ്ങിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിക്കഥകളാണ്. ഈ അഴിമതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിന്‍മേല്‍ പതിനാല് ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്രയും ഭീമമായതോതിലുള്ള അഴിമതികള്‍. ഈ അഴിമതികളില്‍ പൊതു ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും പറയുന്നു. സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ എന്ത് ചെയ്യണമെന്നോ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നോ സര്‍ക്കാരോ യു പി എയുടെ രാഷ്ട്രീയ നേതൃത്വമോ ആലോചിക്കുകപോലും ചെയ്യുന്നില്ല. അതുപോലെ കോടികളുടെ അഴിമതിയാണ് കര്‍ണാടകത്തിലെ യദ്യൂരപ്പ സര്‍ക്കാരിനെതിരെയും ആരോപിക്കപ്പെടുന്നത്. ചുരുക്കത്തില്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികള്‍ രാജ്യത്തെ വില്‍ക്കുന്ന, അഴിമതിയുടെ ചെളിക്കുണ്ടിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ഒരു രാജ്യത്തിന്റെ വികസനത്തില്‍, കാര്‍ഷികമേഖലയിലായാലും വ്യാവസായികമേഖലയിലായാലും അവശ്യം വേണ്ടുന്ന ഒന്നാണ് മൂലധനം. നമ്മുടെ രാഷ്ട്രപതി ഇപ്പോള്‍ ഇന്ത്യയില്‍ വിദേശ മൂലധനനിക്ഷേപത്തിനായി അറബിനാടുകളിലെ രാഷ്ട്രതലവന്മാരോട് അഭ്യര്‍ഥിക്കുന്നു. വിദേശാധിപത്യത്തില്‍ ഇന്ത്യയുടെ സമ്പത്ത് വിദേശശക്തികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയി. അതിന് അസമമായ വ്യാപാരതന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത സാധനങ്ങള്‍ ശേഖരിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി വന്‍ വിലയ്ക്ക് ഇന്ത്യയില്‍ തന്നെ വിറ്റഴിക്കുക. ഈ അസമത്വ വ്യാപാരത്തിലൂടെയാണ് വിദേശശക്തികള്‍ വന്‍തോതില്‍ രാജ്യത്തിന്റെ മൂലധനം കടത്തിക്കൊണ്ട് പോയത്. ലോകത്ത് മൂലധനം കൃത്രിമമായി കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് വിശദമായൊരു പഠനം നടന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയുടെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ആണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. അവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കൃത്രിമമായി കള്ളക്കടത്തിലൂടെ എത്രമാത്രം മൂലധനം കടത്തിക്കൊണ്ടുപോയെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടിന് രാജ്യത്തെ മാധ്യമങ്ങള്‍ വേണ്ട പ്രചാരം നല്‍കിയില്ല. മിക്ക ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് അവഗണിച്ചു. ജനയുഗത്തിലും ദേശാഭിമാനിയിലുമാണ് ഇത് സംബന്ധിച്ച് ചെറിയ റിപ്പോര്‍ട്ടുകള്‍ കണ്ടത്. മൂലധന കള്ളക്കടത്തിന്റെ ഉറവിടമായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അഴിമതി, കൈക്കൂലി, പണം മറിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ക്രിമിനല്‍ നടപടികളിലേക്കാണ്. ഇത് നടത്തുന്നവര്‍ കുത്തകകള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ നാണയനിധി (ഐ എം എഫ്) യുടെ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനും ഇപ്പോള്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ ഖര്‍ ആണ് ഈ പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെയാണ് മൂലധന കള്ളക്കടത്ത് ഏറ്റവും വര്‍ധിച്ചിരിക്കുന്നത്. ജി എഫ് ഐ റിപ്പോര്‍ട്ട് അനുസരിച്ച് 1948 മുതല്‍ 2008 വരെ ഇത്തരത്തില്‍ കടത്തിയ 213 ബില്യണ്‍ ഡോളറില്‍ 125 ബില്യണ്‍ ഡോളര്‍ കടത്തിയത് 2000 08 കാലത്താണ്. രാജ്യത്തെ വന്‍കിട സമ്പന്നരും വന്‍കിട കുത്തകകളും സ്വകാര്യ കമ്പനികളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ മൂലധനക്കടത്ത് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കാര്യം ഉദാരവല്‍ക്കരണത്തിന്റെ കാലംതൊട്ട് സാമ്പത്തിക ഉച്ചനീചത്വം വളരെ വര്‍ധിച്ചുവെന്നതാണ് ഇതിന്റെ ഫലമായി രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. രാജ്യത്തിന്റെ വികസനത്തിന് അവശ്യം വേണ്ടതാണ് മൂലധനനിക്ഷേപം. മൂലധനവര്‍ധനകൊണ്ട് കാര്‍ഷിക-വ്യവസായിക ഉല്‍പ്പാദനം വളരെവേഗത്തില്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ അലട്ടുന്ന ദാരിദ്ര്യം ഇല്ലാതാക്കാനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും സാധിക്കും. ചുരുക്കത്തില്‍ ഈ മൂലധനം രാജ്യത്ത് നിന്നും കള്ളക്കടത്ത് നടത്തുന്നവര്‍ രാജ്യദ്രോഹികളാണ്. കേന്ദ്ര ഭരണത്തിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഒത്താശയോടെയാണ് ഈ രാജ്യദ്രോഹികള്‍ക്ക് വന്‍തോതില്‍ മൂലധന കള്ളക്കടത്ത് നടത്താനായത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു വലിയ കാലം കോണ്‍ഗ്രസും ചെറിയൊരു ഇടവേള ബി ജെ പിയുമാണ് ഭരണം നടത്തിയത്. ഈ രാജ്യദ്രോഹികള്‍ക്ക് ഈ കക്ഷികള്‍ ഒത്താശ ചെയ്തുവെന്നത് ഒരു വസ്തുതയാണ്. രാജ്യത്തെ മൂലധനത്തിന്റെ വന്‍തോതിലുള്ള കള്ളക്കടത്ത് നിരോധിക്കാന്‍ ഉതകുന്ന ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്‍ ഭരണത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 30-11-2010 Labels: അഴിമതി, രാഷ്ട്രീയം, വികസനം, സാമ്പത്തികം നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്. നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി. തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണെന്ന് വിശ്വസിക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഇടുക്കിയിലോ മുതലമടയിലോ വയനാട്ടിലോ എസ്റ്റേറ്റുകളില്ല. കോര്‍പ്പറേഷന്‍ നെല്‍ക്കൃഷിയോ പച്ചക്കറിക്കൃഷിയോ ചെയ്യുന്നില്ല. കോര്‍പ്പറേഷന് തേയിലത്തോട്ടങ്ങളില്ല. പാലക്കാട് മാവിന്‍തോട്ടങ്ങളുമില്ല. ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട ചിലരും ചോദ്യങ്ങള്‍ ചോദിച്ചു. അവരോടും പറയേണ്ടി വന്നു കോര്‍പ്പറേഷന് ഏലത്തോട്ടങ്ങളില്ല എന്ന്. കാസര്‍കോട്ടെ കശുമാവ് തോട്ടങ്ങളില്‍ കീടബാധയുണ്ടായതിനെത്തുടര്‍ന്ന് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിര്‍ദേശപ്രകാരം 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. ഇതേ ഹെലികോപ്ടറാണ് അന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആറളം ഫാമിലും എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്തത്. ഇത് ഉദ്പാദിപ്പിച്ചതാകട്ടെ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച് ഐ എല്‍ ആണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ 23-12-2000 ല്‍ കോര്‍പ്പറേഷന്‍ സ്‌പേയിംഗ് നിര്‍ത്തിവെച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. കോര്‍പ്പറേഷനെ ന്യായീകരിക്കുവാനല്ല ഇത്രയും വസ്തുകള്‍ നിരത്തിയത്. മാരകവിഷം ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. കോര്‍പ്പറേഷന്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി ഒരു ചാനല്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. കൃഷിയ്ക്ക് ആവശ്യമായതെല്ലാം വാങ്ങുന്നത് സംബന്ധിച്ച ടെന്റര്‍ അംഗീകരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്. അതില്‍ റബര്‍ ബോര്‍ഡ്, കൃഷിവകുപ്പ്, ധനകാര്യവകുപ്പ് പ്രതിനിധികളും അംഗങ്ങളാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ രഹസ്യമായി ആര്‍ക്കും കീടനാശിനികള്‍ വാങ്ങി ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉദ്യോഗസ്ഥരോ തൊഴിലാളികളോ കയ്യില്‍ നിന്നും പണം മുടക്കി കീടനാശിനി വാങ്ങുമെന്നത് ചിന്തിക്കുവാന്‍ കഴിയാത്ത കാര്യവുമാണ്. മാത്രവുമല്ല എസ്റ്റേറ്റുകളില്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ജീവനക്കാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ദിവസേന വിവരാവകാശ നിയമപ്രകാരം ഒട്ടനേകം പേര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. 2000 നുശേഷം നിരവധി പഠന സംഘങ്ങളും പരിസ്ഥിതി സംഘടനകളും മാധ്യമ പ്രവര്‍ത്തകരും എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചു. വര്‍ഷത്തില്‍ ഒന്നിലധികം തവണ സര്‍ക്കാര്‍ തന്നെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ റിവ്യൂ ചെയ്യുന്നുണ്ട്. ഇതിനെയെല്ലാം മറി കടന്ന് നിരോധിക്കപ്പെട്ട കീടനാശിനി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഉപയോഗിക്കുവാന്‍ കഴിയില്ല എന്നറിഞ്ഞു കൊണ്ട്തന്നെയാണ് ചിലര്‍ പ്രചരണം നടത്തുന്നത്. എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് മുന്‍കാലത്ത് സര്‍ക്കാരിലും ബോര്‍ഡിന്റെ തലപ്പത്തും ഉണ്ടായിരുന്നവര്‍ പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ച നിലവിലുള്ള ബോര്‍ഡ്, സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ലേഖകന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാകുന്നതിനുമുമ്പും അതിനുശേഷവും ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. വിമര്‍ശകര്‍ മുന്‍കാല ബോര്‍ഡുകളുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ സമീപനം നിലവിലുള്ള ബോര്‍ഡ് സ്വീകരിച്ചത് അറിയാത്തവരല്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായതുകൊണ്ടുതന്നെ സ്വതന്ത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും കഴിയില്ല. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനൊപ്പം കോര്‍പ്പറേഷന്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നത്. കാലതാമസമുണ്ടാകുന്നതിനെ ന്യായീകരിക്കുകയല്ല, വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ രാജ്യത്താകെ നിരോധിക്കണം. 23 ലധികം പേരുകളില്‍ രാജ്യത്ത് ഇത് വില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം ഉല്‍പ്പാദിപ്പിച്ച ഇപ്പോഴും നിരോധിക്കാത്ത കീടനാശിനി പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിശാസ്ത്രജ്ഞരുടേയും വകുപ്പിന്റേയും ശുപാര്‍ശപ്രകാരം തളിക്കുകയാണ് ചെയ്തത്. പ്രശ്‌നത്തെ ലഘൂകരിക്കുന്നില്ല. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കാം. പക്ഷേ അത് ഉപയോഗിക്കുന്നവരെ കുരിശിലേറ്റുകയും ഉദ്പാദകരെ വാഴ്ത്തുകയും ചെയ്താല്‍ എന്താകും ഫലം. 2000 നുശേഷം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല. കീടനാശിനികള്‍ കശുമാവ് നഴ്‌സറികളില്‍ ഉപയോഗിക്കുന്നതുപോലും നിര്‍ത്തിവെച്ച് ജൈവകൃഷിയാക്കി രൂപാന്തരപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളിലാണ് 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. കോര്‍പ്പറേഷന്റെ കൃഷി റബര്‍, കശുഅണ്ടി, ഓയില്‍പാം എന്നിവയാണ്. നെല്‍കൃഷി, ഏലം, തേയില, പച്ചക്കറി എന്നിവയൊന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നവയല്ല. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുന്ന കേന്ദ്രങ്ങളില്‍ കോര്‍പ്പറേഷന് എസ്റ്റേറ്റുകളുമില്ല. ടി ജെ ആഞ്ചലോസ് കടപ്പാട്: ജനയുഗം ദിനപത്രം 29-11-2010 പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് നവംബര്‍ ഒന്‍പതിനാണ്. അതിനു തലേന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പാര്‍ലമെന്റിനെ അഭിസംബോധനചെയ്തത്. ഇരുസഭയിലെയും എംപിമാര്‍ക്കു പുറമെ മുന്‍ എംപിമാരും ക്ഷണിക്കപ്പെട്ട മറ്റ് വിശിഷ്ട അതിഥികളും ചേര്‍ന്നതായിരുന്നു സമ്മേളനം. ഒബാമയെ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, സ്പീക്കര്‍ മീരാകുമാര്‍ എന്നിവരാണ് വേദിയില്‍ സന്നിഹിതരായത്. വിവിധ രംഗങ്ങളില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ഒബാമയുടെ പ്രസംഗം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയില്‍നിന്നും കരകയറാന്‍ കഴിയാത്ത അമേരിക്കയ്ക്ക് ഇന്ത്യയുടെ വിപണി തുറന്നുകിട്ടാനുള്ള നടപടിയുടെ ഭാഗമായിരുന്നു ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം. ഇത് സര്‍ക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നമാണെന്നും സിഎജിയോ സുപ്രീം കോടതിയോ ഇതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുവരെ തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു. ഓരോ ദിവസം കഴിയുന്തോറും അഴിമതിയുടെ പുതിയ കഥകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസിനും രാജയ്ക്കും മറ്റു പോംവഴി ഇല്ലാതായി. മന്ത്രിയുടെ രാജിയും ജെപിസി അന്വേഷണവും ഒന്നിച്ചാവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ സമരത്തിലായിരുന്നു. ഇതേ ത്തുടര്‍ന്നാണ് 15ന് മന്ത്രി രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനവിഷയമാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മുമ്പോട്ടുവച്ചത്. കോമണ്‍‌വെല്‍ത്ത് ഗെയിംസിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി, കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി നിര്‍മിച്ച ആദര്‍ശ് ഫ്ളാറ്റ് അഴിമതി, നേരത്തെതന്നെ ഉയര്‍ന്നുവന്ന 2ജി സ്പെക്ട്രം അഴിമതി എന്നിവ. ഈ മൂന്ന് വിഷയവും പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉന്നയിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയും നയപരിപാടികളുമായാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇടതുപക്ഷ പാര്‍ടികളുടെ സഹായമില്ലാതെ ഭരിക്കാന്‍ കഴിയുമെന്ന അവസ്ഥ വന്നപ്പോള്‍ ഉദാരവല്‍ക്കരണ നയം നടപ്പാക്കുന്നതില്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ് മന്‍മോഹന്‍ സിങ്. ബഹുരാഷ്ട്ര കമ്പനികള്‍ക്കും കുത്തകകള്‍ക്കും ഇന്ത്യയുടെ പൊതുമേഖലയും ആഭ്യന്തര രംഗവും തുറന്നുകൊടുത്തതോടെ സര്‍വ്വതന്ത്ര സ്വാതന്ത്യ്രത്തോടെ കുത്തകകളുടെ വളര്‍ച്ച കുതിച്ചുയര്‍ന്നു. ഭരണസിരാകേന്ദ്രങ്ങളിലും മന്ത്രിമാരെ മാറ്റുന്നതിലും വകുപ്പുകള്‍ വീതിക്കുന്നതിലും കോര്‍പറേറ്റ് മാനേജ്മെന്റും രാഷ്ട്രീയ നേതാക്കളും ചില മാധ്യമ പ്രവര്‍ത്തകരും കൈകോര്‍ത്തതിന്റെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ട രാജ്യമായ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോളും സോഷ്യലിസ്റ് രാജ്യമായ ചൈന ഒളിമ്പിക്സും ഏഷ്യാഡും ലോകത്തിന് മാതൃകയാവുന്ന നിലയില്‍ നടത്തി വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികള്‍ കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ റെക്കോഡിട്ടത് അഴിമതിക്കാണ്. 101 മെഡല്‍ നേടി നമ്മുടെ കായികപ്രതിഭകള്‍ വെന്നിക്കൊടി പറത്തിയപ്പോള്‍ കോടിക്കണക്കിന് രൂപ പോയത് കോണ്‍ഗ്രസ് നേതാവ് കല്‍മാഡിയുടെയും കൂട്ടരുടെയും പോക്കറ്റിലേക്കായിരുന്നു. അദ്ദേഹവും വിചാരണ നേരിടാന്‍ തയ്യാറെടുക്കുകയാണ്. പാര്‍ടി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് കല്‍മാഡിയെ നീക്കിയതുകൊണ്ട് രാജ്യത്തിന് വന്നിട്ടുള്ള സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുന്നതല്ല. ഭരണ സംവിധാനത്തിനേറ്റ കനത്ത ആഘാതത്തിന് കുറവുവരുന്നില്ല. ഇവിടെയും മറ്റ് നടപടികളിലേക്ക് ഇനിയും സര്‍ക്കാര്‍ നീങ്ങിയിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഫ്ളാറ്റുകള്‍ നല്‍കി അഴിമതിയുടെ മറ്റൊരു മുഖമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങളില്‍ ഉയര്‍ന്നുകണ്ടത്. കോണ്‍ഗ്രസുകാരനായ മുഖ്യമന്തിയെ മാറ്റി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ മുഖ്യമന്ത്രിയാക്കിയതുകൊണ്ട് ആ പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി ഇല്ലാതാകുന്നില്ല. പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിക്കുന്നത് തീര്‍ച്ചയായും അഭികാമ്യമല്ല. ചോദ്യോത്തരവേള തടസ്സപ്പെടുക, ബില്ലുകള്‍ ചര്‍ച്ചചെയ്യാതിരിക്കുക, ഉപധനാഭ്യര്‍ഥന പാസാക്കാന്‍ കഴിയാതിരിക്കുക ഇതൊക്കെ പാര്‍ലമെന്റില്‍ ഇന്ന് കണ്ടുവരുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു? ആരാണ് ഉത്തരവാദി? ഇത് മറുപടി ലഭിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. വളരെ സുഗമമായും ശാന്തമായും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നടന്നിരുന്നുവെങ്കില്‍ മന്ത്രി രാജ, രാജിവയ്ക്കുമായിരുന്നോ? കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുമായിരുന്നോ? കോമണ്‍‌വെല്‍ത്ത് ഗെയിംസിലും ആദര്‍ശ് ഫ്ളാറ്റ് പ്രശ്നത്തിലും പരിമിതമാണെങ്കിലും ഇന്നത്തെ നടപടിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതിക്കും സിഎജിക്കും കര്‍ക്കശമായ ഭാഷയില്‍ ഭരണരംഗത്തെ അഴിമതിയെ വിമര്‍ശിക്കേണ്ടിവന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ത്തന്നെ ഇത് ആദ്യത്തെ സംഭവമാകാം. കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി പ്രതിഷേധം വരുമ്പോള്‍ മന്ത്രി മാറിനിന്നതുകൊണ്ടോ, മന്ത്രിയെ മാറ്റിയതുകൊണ്ടോ പ്രശ്നപരിഹാരമാകുന്നില്ല. നമ്മുടെ ഭരണ സംവിധാനത്തില്‍ ചൂഴ്ന്നിറങ്ങിയ അഴിമതിയുടെ ഭീകരമായ നീരാളിപ്പിടിത്തത്തിന്റെ കഥകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. നിയമം നടപ്പാക്കുകയും നിയമ നിഷേധം തടയുകയും ചെയ്യേണ്ടത് സര്‍ക്കാരാണ്. ഇവിടെ വേലിതന്നെ വിള തിന്നുന്ന അനുഭവമാണ്. ഈ സന്ദര്‍ഭത്തിലാണ് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി)യുടെ ആവശ്യകത കൂടുതല്‍ പ്രസക്തമാകുന്നത്. സിഎജിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് കഴിയും. അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ ശുപാര്‍ശയുമാവാം. സിബിഐ ആകട്ടെ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ വിഭാഗമാണെങ്കിലും കേന്ദ്ര ഗവണ്‍‌മെന്റിന് അതിന്മേലുള്ള സ്വാധീനം ഇന്ന് ഏവര്‍ക്കും അറിയുന്നതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ജനാധിപത്യ വേദി എന്ന നിലയില്‍ ഗവണ്‍‌മെന്റ് ജെപിസി രൂപീകരിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെപോലും പരാമര്‍ശമുണ്ടായിട്ടും, സുപ്രീം കോടതിയും സിഎജിയും വിമര്‍ശങ്ങളും തെളിവുകളും നല്‍കിയിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറാവാത്തത് ഇതിലടങ്ങിയിരിക്കുന്ന ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ പുറത്തുവരുമെന്നുള്ള ഭയം കൊണ്ടുതന്നെയാണ്. പാര്‍ലമെന്റ് സ്തംഭനം എല്ലാ സന്ദര്‍ഭങ്ങളിലും അഭികാമ്യമല്ലെങ്കിലും എന്തുമാകാമെന്ന സര്‍ക്കാരിന്റെ ധിക്കാരത്തിന് പ്രതിഷേധത്തിന്റെ മറ്റൊരു വേദിയില്ല. യുപിഎ സര്‍ക്കാരിന്റെ വികൃതമായ അഴിമതിയുടെ മുഖം തുറന്നുകാണിക്കുന്നതില്‍ പാര്‍ലമെന്റ് സ്തംഭനത്തിലൂടെ ആണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കാകെ വിജയിക്കാന്‍ കഴിഞ്ഞുവെന്നത് ജനാധിപത്യവിശ്വാസികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന സംഭവമാണ്. സമകാലികസംഭവങ്ങളെ ഇ എം എസ് ചരിത്രപരമായി സമീപിക്കുകയും ചരിത്രത്തെ വിപ്ളവകരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ശുദ്ധ സൈദ്ധാന്തികവ്യായാമങ്ങള്‍ക്ക് അദ്ദേഹത്തിന് താല്‍പ്പര്യവും സമയവും ഇല്ലായിരുന്നു. ഇ എം എസ്സിന്റെ വിചാരങ്ങളും വിശകലനങ്ങളും വിപ്ളവകരമായ രാഷ്ട്രീയപ്രയോഗങ്ങളായിരുന്നു. 1946 ആഗസ്ത് 19ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 'ദേശാഭിമാനി'യില്‍ എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനം അത്തരമൊരു വിശകലനരീതിയുടെ വിശിഷ്ട മാതൃകയാണ്. ഇ എം എസ്സിന്റെ ജീവചരിത്രകാരനായ പി ജി ചൂണ്ടിക്കാട്ടിയപോലെ 'മലബാര്‍ കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം എന്ന താക്കീതു'മായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം. ക്വിറ്റിന്ത്യാ സമരത്തിന്റെ തിരയടങ്ങിയെങ്കിലും യുദ്ധാവസാനത്തോടെ രാജ്യമെമ്പാടും അഭൂതപൂര്‍വമായ ബഹുജനസമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. തെലുങ്കാനയിലെ കൃഷിക്കാര്‍ സായുധസമരം ആരംഭിച്ചിരുന്നു. ബോംബെയിലെ തൊഴിലാളികള്‍ മുതല്‍ വര്‍ളിയിലെ ആദിവാസികള്‍വരെ അസ്വസ്ഥരും പ്രക്ഷുബ്ധരും സമരോത്സുകരും ആയിരുന്നു. കയ്യൂരിലും വയലാറിലുമെന്നപോലെ മരണഭീതിയില്ലാത്ത ജനങ്ങളുടെ സമരവാഞ്ഛ എങ്ങും വളരുകയായിരുന്നു. എല്ലാ അര്‍ഥത്തിലും പിന്നോക്കം കിടക്കുന്ന ഗ്രാമീണരുടെ രാഷ്ട്രീയപ്രബുദ്ധതക്ക് രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ബഹുജനപ്രക്ഷോഭങ്ങളാണ് ഇവയെല്ലാം. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളാണ് സമരസൈനികര്‍! ഗാന്ധിയും കോണ്‍ഗ്രസും വളര്‍ത്തിയെടുത്ത സമരശൈലിയില്‍ നിന്നുള്ള വിച്ഛേദവും വികാസവും ഈ പോരാട്ടങ്ങളുടെ ലക്ഷ്യവും ലക്ഷണവുമായിരുന്നു. മലബാര്‍ കലാപത്തിന്റെ അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും അല്‍പ്പം ചരിത്രബോധമുള്ള ആരും തിരിഞ്ഞുനോക്കിപ്പോകുന്ന ഇത്തരം തീക്ഷ്ണമായ ഒരു വര്‍ത്തമാനകാല സന്ദര്‍ഭത്തിലിരുന്നാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്. യുദ്ധാനന്തരം ഉയര്‍ന്നുവന്ന ബഹുജനസമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ബ്രിട്ടീഷ്ഭരണം, പരിമിതമായ വോട്ടവകാശവും വിഭാഗീയമായ സംവരണ വ്യവസ്ഥകളുമുള്ള പ്രവിശ്യാതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗും, മറ്റുള്ളിടത്ത് കോണ്‍ഗ്രസും വിജയികളായി. മലബാര്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. മദ്രാസില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അഖിലേന്ത്യാതലത്തില്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ ജനപിന്തുണയുടെ പിന്‍ബലത്തില്‍ ലീഗ് പാകിസ്ഥാനുവേണ്ടി 'ഡയറക്ട് ആക്ഷന്‍' ആരംഭിച്ചു. കാലേ തന്നെ ശക്തിപ്പെട്ട ഹിന്ദുരാഷ്ട്രവാദവും വര്‍ധിതവീര്യത്തോടെ രംഗത്തുവന്നു. അതുവരെ ഒന്നിച്ചുജീവിച്ച ഇന്ത്യക്കാര്‍ പൊടുന്നനെ ഭിന്നിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളുമായി പരസ്പരം കലഹിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ച രാജ്യമാസകലം ദൃശ്യമായി. ഇങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് 'ആഹ്വാനവും താക്കീതും' പുറത്തുവരുന്നത്. സാധാരണ ഗതിയില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രസ്തുത കുറിപ്പിന് ഏവരുടെയും ശ്രദ്ധാപാത്രമാകാന്‍ കഴിഞ്ഞതിന് കോണ്‍ഗ്രസിന്റെ മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനോട് നന്ദി പറയയേണ്ടതുണ്ട്. ആരും പ്രതീക്ഷിക്കാത്തവിധം പ്രകോപനപരമായി പ്രതികരിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' നിരോധിച്ചു. അതുകൊണ്ടും അരിശം തീരാതെ ഇ എം എസ്സിനെ അറസ്റ്റ് ചെയ്തു. ലേഖനം വര്‍ഗീയത ഇളക്കിവിടുമെന്നായിരുന്നു ആക്ഷേപം. രാഷ്ട്രീയക്കുഴപ്പങ്ങളുടേതു മാത്രമല്ല, ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു അത്. ദ്വിരാഷ്ട്രവാദവും, വര്‍ഗീയലഹളകളും ആസന്നമായ അധികരക്കൈമാറ്റവും, കിഴക്കന്‍ യൂറോപ്പിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും എല്ലാം വിലയിരുത്തി രാജ്യത്തെ വിപ്ളവശക്തികള്‍ക്കനുകൂലമായി, ആ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ മാറ്റാം എന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്കും ആശയസംഘര്‍ഷങ്ങള്‍ക്കും വഴിതുറക്കുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ പക്വതയും അവ്യക്തതയും മൂലം പാര്‍ടി ഇടതു-വലതു വ്യതിയാനങ്ങള്‍ക്ക് മാറിമാറി വിധേയമായി. ഇങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രവാളവും കമ്യൂണിസ്റ്റുകാരുടെ ആശയലോകവും മേഘാവൃതമായിരിക്കുമ്പോഴാണ്, വിവാദകലുഷവും വിസ്ഫോടകവുമായ ഒരു പ്രമേയം, ഒട്ടും പാളിപ്പോകാതെ തികഞ്ഞ സൈദ്ധാന്തിക സൂക്ഷ്മതയോടെയും രാഷ്ട്രീയ ജാഗ്രതയോടെയും ഇ എം എസ് കൈകാര്യം ചെയ്തത്. കമ്യൂണിസത്തിന് ചിന്താപരമായ പ്രായപൂര്‍ത്തി വന്നതിന്റെ പ്രഖ്യാപനം കൂടി ആയതിനാലാണ് 'ആഹ്വാനവും താക്കീതും' ചരിത്രത്തില്‍ ഇടം പിടിച്ചെടുത്തത്. '21 ലെ (തെക്കെ) മലബാറിലെ കലാപത്തില്‍ നിന്ന് '46 ലെ (വടക്കെ) മലബാറിലെ കര്‍ഷകസമരങ്ങളിലേക്ക് ചെന്നെത്താന്‍ കേവലം കാല്‍നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യം പോരെന്നുള്ളതാണ് വാസ്തവം. ജനകീയ ബോധത്തിലും സമരരൂപത്തിലുമുണ്ടായ ഈ ഗുണപരിണാമവും വളര്‍ച്ചയും ദൃഢീകരിക്കുവാനും വികസിപ്പിക്കാനും ചരിത്രവല്‍ക്കരിക്കാനും സൈദ്ധാന്തികമായ മുന്‍കൈയെടുക്കുകയായിരുന്നു ഇ എം എസ്. കോണ്‍ഗ്രസും ഖിലാഫത്തും തമ്മിലുള്ള അടുപ്പത്തിന്റെയും അകലത്തിന്റെയും പ്രശ്നങ്ങള്‍ മലബാര്‍ കലാപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അതോടൊപ്പം മതമെന്ന പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായി കലാപസന്നദ്ധരാവുന്ന, താരതമ്യേന പിന്നോക്കം കിടക്കുന്ന ജനവിഭാഗത്തിന്റെ നൈസര്‍ഗികമായ പ്രക്ഷോഭങ്ങള്‍ക്ക് സഹജമായ ശക്തിയും ദൌര്‍ബല്യവും അതിലുണ്ട്. ഇന്ത്യയെപ്പോലുള്ള കോളണിരാജ്യങ്ങളിലെ ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനങ്ങളോട് തൊഴിലാളിവഗത്തിന്റെ സമീപനം വൈരുധ്യാത്മകമായിരിക്കണമെന്ന് ലെനിന്റെ 'കൊളോണിയല്‍ തിസീസ്' നിര്‍ദേശിക്കുന്നുണ്ട്. ദേശീയ ബൂര്‍ഷ്വാസിയുടെ സാമ്രാജ്യവിരോധത്തോട് ഐക്യവും സാമ്പത്തിക താല്‍പ്പര്യത്തോട് സമരവും എന്ന ദ്വിമുഖ സമീപനമാണ് പാര്‍ടിക്കുണ്ടായിരുന്നത്. ഈ ലെനിനിസ്റ്റ് അടവുനയം പരമാവധി പ്രയോജനപ്പെടുത്തിയ കേരള കമ്യൂണിസത്തിന്റെ മുഖ്യ സൈദ്ധാന്തികനും സംഘാടകനുമെന്ന നിലക്കുള്ള അനുഭവങ്ങള്‍ ഇ എം എസ്സിനുണ്ടായിരുന്നു. മതമല്ലാതെ മറ്റൊന്നുമറിയാത്ത കര്‍ഷകജനതയുടെ സ്വാഭാവികമായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്കും ഇരട്ട സ്വഭാവമുണ്ടെന്ന് ജര്‍മനിയിലെ കര്‍ഷക കലാപങ്ങളെപ്പറ്റി എഴുതുമ്പോള്‍ കാറല്‍ മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. കലാപകാരികളുടെ ആത്മനിഷ്ഠമായ സമരസന്നദ്ധതയും ത്യാഗധീരതയും സമരത്തിന്റെ ജനകീയമായ ഉള്ളടക്കവുമെല്ലാം വാഴ്ത്തപ്പെടേണ്ടതാണെങ്കിലും, നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളിലെന്നപോലെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്കകത്തും കുടുങ്ങിക്കിടക്കുന്ന കൃഷിക്കാരുടെ ലോകവീക്ഷണത്തിന്റെ പരിമിതികൊണ്ട് അത്തരം സമരങ്ങള്‍ പരാജയപ്പെടാന്‍ വിധിയ്ക്കപ്പെട്ടവയാണെന്ന് മാര്‍ക്സ് നിരീക്ഷിക്കുകയുണ്ടായി. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള ലെനിന്റെയും മധ്യകാല കര്‍ഷകപ്രക്ഷോഭങ്ങളെപ്പറ്റിയുള്ള മാര്‍ക്സിന്റെയും ആശയരൂപീകരണങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്. സമരത്തിന്റെ മതപരതയും സാമ്രാജ്യ വിരുദ്ധതയും നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വര്‍ഗപരമായ ഉള്ളടക്കം ആദ്യമായി തുറന്നു കാട്ടിയത് സൌമ്യേന്ദ്രനാഥ ടാഗൂറിന്റെ 'മലബാറിലെ കര്‍ഷക കലാപം' എന്ന കൃതിയാണ്. അതിനെ പിന്തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രാഷ്ട്രീയ പ്രമേയത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ ഏറെ സംക്ഷിപ്തമായും തയ്യാറാക്കിയ ഈ കുറിപ്പ് പിന്നീട് കേരളത്തിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ കൃതികളില്‍ ഇ എം എസ് വികസിപ്പിക്കുകയും വിസ്തരിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും മലബാറിലെ കൃഷിക്കാരുടെ നാടുവാഴിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ വികാരങ്ങളുടെ വിസ്ഫോടനമെന്ന് കലാപത്തെ കൃത്യമായി നിര്‍വചിക്കുകയും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതിന് വര്‍ഗീയനിറം വന്നുചേര്‍ന്നുവെന്ന സത്യം മടികൂടാതെ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രസ്തുത കുറിപ്പ്, ആസന്നഭൂതകാലത്തിലെ ഒരതിപ്രധാന ചരിത്രസംഭവത്തെ വിപ്ളവകരമായും വൈരുധ്യാത്മകമായും വ്യാഖ്യാനിച്ച് അതിലെ ശരിതെറ്റുകളെ ത്യാജ്യഗ്രാഹ്യ വിവേകത്തോടെ വ്യവച്ഛേദിച്ച് കാട്ടുകയും ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിനെന്നപോലെ ഇ എം എസ് നടത്തിയ അതിന്റെ മാര്‍ക്സിസ്റ്റ് വായനക്ക് വര്‍ധിച്ച സമകാല പ്രസക്തിയുണ്ട്. ഇന്ന് നാം ഏറ്റുമുട്ടുന്നത് കോളനി വാഴ്ചയെക്കാള്‍ സമഗ്രവും സാര്‍വലൌകികവും ദയാരഹിതവും അമൂര്‍ത്തവുമായ ആഗോളമായ അധികാരവ്യവസ്ഥയോടാണ്. പലതരം ചെറുത്തുനില്‍പ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. അവയില്‍ പലതും ഭൂതകാലവിശ്വാസങ്ങളെയും മൂല്യങ്ങളേയും സാമൂഹ്യബന്ധങ്ങളെയും പുനരുദ്ധരിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന് ബദലുണ്ടാക്കാമെന്ന് കരുതുന്നു. മതവും വംശവും ഗോത്രവും ജാതിയും കൊണ്ട് നവജാത ശത്രുക്കളെ നേരിട്ടുകളയാമെന്ന് ചിലര്‍ വ്യാമോഹിക്കുകയും വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ ശത്രുവിനോടൊപ്പം അവന്റെ ആയുധസാമഗ്രികളും ആയോധനമുറകളും പുതിയതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. പഴയ പടവാളുകള്‍ക്കും പരിചകള്‍ക്കും കവചങ്ങള്‍ക്കും പുതിയ യുദ്ധങ്ങളില്‍ വിജയമോ ഭാവിയുടെ കിരീടം ചൂടാന്‍ വിധിയോ ഇല്ലെന്ന് തിരിച്ചറിയാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല. മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് മര്‍ദനത്തിനെതിരെ മനുഷ്യരെ ഇളക്കിവിടാന്‍ കഴിയും. ഒപ്പം നീതിതുലഞ്ഞ ഇഹലോകത്തെ മാറ്റിമറിക്കാനല്ല, നീതി തികഞ്ഞ ഒരു പരലോക പ്രവേശനത്തിന് പ്രേരണയരുളി ആളുകളെ അത് മയക്കുകയും ചെയ്യുന്നു. ഒരേ ശത്രുവിനെതിരെ ഒരേ യുദ്ധത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ വിശ്വാസത്തിന്റെ പേരില്‍ പരസ്പരം പടവെട്ടുന്നവരാക്കി, ജനശത്രുക്കളെ സഹായിക്കാനും മതേതരമല്ലാത്ത ആശയാവലികള്‍ വഴിയൊരുക്കുമെന്ന് മലബാര്‍ കലാപം മാത്രമല്ല, ഇന്നും നമ്മുടെ ചുറ്റും നടക്കുന്ന പല സമരങ്ങളുടെയും ഭാവപ്പകര്‍ച്ചകളും കാട്ടിത്തരുന്നുണ്ട്. അപ്പോള്‍ ഇറാനിലായാലും ഇന്ത്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും കിര്‍ഗിസ്ഥാനിലായാലും വളര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയമായ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താനും ഏകകാലത്ത് കഴിയുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല. "ആഹ്വാനവും താക്കീതും പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുമ്പോള്‍, അന്ന് മലബാര്‍ കലാപത്തെക്കുറിച്ച് എഴുതും വേളയില്‍ ഇ എം എസ്സിന്റെ മുന്നില്‍ ഉയര്‍ന്നുവരാത്ത ചില പ്രശ്നങ്ങള്‍, വിഷയത്തിന്റെ വേണ്ടത്ര വെളിപ്പെടാത്ത ചില വശങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി തെളിഞ്ഞുകിട്ടുന്നുണ്ട് കൊളോണിയല്‍ അധികാരവ്യവസ്ഥയും നാടുവാഴിത്ത സമ്പദ്വ്യവസ്ഥയും അടിച്ചേല്‍പ്പിച്ച അനീതിക്കെതിരായ കലാപമായിരുന്നു തൊള്ളായിരത്തിരുപത്തൊന്നില്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ശരിയായിത്തന്നെ ആ രേഖ പറഞ്ഞുവെച്ചിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നും, അത് ലക്ഷണമൊത്ത ആ കര്‍ഷക കലാപം വര്‍ഗീയമായി വഴിതിരിഞ്ഞു പോവാന്‍ ഇടവരുത്തിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശ വംശ ലിംഗ മത ഭേദങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരിക മേല്‍ക്കോയ്മക്കെതിരായ സമരങ്ങള്‍ വര്‍ഗചൂഷണത്തിനെതിരായ സമരങ്ങളോടൊപ്പമോ ചിലപ്പോള്‍ അതിലധികമോ രാഷ്ട്രീയ അണിചേരലിനുള്ള മാധ്യമമായി മാറുന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. തീര്‍ച്ചയായും പാശ്ചാത്യ കൊളോണിയലിസത്തിന്റെ അധിനിവേശം എല്ലായിടത്തും പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ സ്വത്വപരമായ പ്രതിസന്ധികളുടെ, വ്യത്യസ്തതകളെ നിലനിര്‍ത്താനും രക്ഷിക്കാനുമുള്ള അഭിലാഷങ്ങളുടെ ഇഴകള്‍കൂടി മലബാര്‍ കലാപത്തില്‍ ഇടകലര്‍ന്നിരിക്കാമെന്ന് ന്യായമായും വിചാരിക്കാവുന്നതാണ്്. കഠിനജോലിക്ക് കുറഞ്ഞ കൂലി നല്‍കി മിച്ച മൂല്യം തട്ടിയെടുത്ത് ദരിദ്രവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കും പരിഹാരം, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനഃസംഘടനയും സമ്പത്തിന്റെ പുനര്‍വിതരണ (Redistribution) വും ആകുന്നു. എന്നാല്‍ പീഡിതരായ ജനതയുടെ ഭാഷയും കലയും വിശ്വാസങ്ങളുമെല്ലാം വളരാനും വികസിക്കാനും വഴിയൊരുക്കുന്നതിലൂടെ, സാംസ്കാരിക വൈവിധ്യത്തിന്റെ അംഗീകാര (Recognition) ത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്കാരിക അനീതി (Cultural insjustice) ക്ക് പരിഹാരമാവുകയുള്ളൂ. ഈ പുനര്‍വിതരണത്തിന്റെയും അംഗീകാരത്തിന്റെയും പ്രമേയങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്തതും ചിലപ്പോഴെങ്കിലും അന്യോന്യം ഒട്ടും ബന്ധമില്ലെന്ന് തോന്നിപ്പോകുന്നതും ആകാറുണ്ട്. മേല്‍പ്പറഞ്ഞ തൊഴിലാളി ചൂഷണത്തിന്റെ പ്രശ്നമെടുത്താല്‍ സാമ്പത്തിക പുനര്‍വിതരണത്തിനാണ്, സാംസ്കാരിക അംഗീകാരത്തിനല്ല, പ്രാമുഖ്യമുള്ളത്. എന്നാല്‍ ലൈംഗിക വൈകൃതമെന്ന് പരിഹസിച്ചും നിന്ദിച്ചും പൊതുസമൂഹം മാറ്റിനിര്‍ത്തുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് (Gay and Lesbian) വേണ്ടത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പുനര്‍വിതരണമല്ല, തങ്ങളുടെ സവിശേഷമായ ലൈംഗികജീവിതത്തിനുള്ള സ്വാതന്ത്ര്യവും അംഗീകാരവുമാണ്. ഇനി, ലിംഗസമത്വത്തിന്റെ (Gender equality) കാര്യമെടുത്താല്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ടത് എവിടെയും പുരുഷകേന്ദ്രിതമായ മൂല്യ വ്യവസ്ഥയില്‍നിന്നുള്ള മോചനമാണ്. പുരുഷത്വ (Masculinity) ത്തിന് സാമൂഹ്യസാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും കിട്ടിവരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാവണം. ഒപ്പം, കൂലിയില്ലാത്ത നൂറായിരം വീട്ടുപണികള്‍ ചെയ്യേണ്ടിവരുന്ന, പുറത്ത് കൂലികുറഞ്ഞ ജോലികള്‍മാത്രം ലഭിക്കുന്ന, സാമ്പത്തികമായ കൊടിയ ചൂഷണവും ദരിദ്രയായ സ്ത്രീ അനുഭവിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ സ്ത്രീപ്രശ്നം പരിഹരിക്കന്‍ അംഗീകാരത്തോടൊപ്പം പുനര്‍വിതരണവും വേണമെന്ന് വരുന്നു. ഇവ്വിധം മലബാര്‍ കലാപത്തിനും സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളോടൊപ്പം സാംസ്കാരികമായ അടിയൊഴുക്കുകളും ഉണ്ട്. ഈ അവസാനം പറഞ്ഞതിനെ "ആഹ്വാനവും താക്കീതും അവഗണിച്ചിട്ടില്ലെങ്കിലും വേണ്ടത്ര പരിഗണിച്ചു എന്ന് പറയാനാവില്ല. ഏതായാലും പുനര്‍വിതരണത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ അഭിവാഞ്ഛകളാണ്, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഗ്രാമവാസികളായ സാധാരണ ബഹുജനങ്ങളെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തില്‍ പ്രാണനെപ്പോലും സംത്യജിക്കാന്‍ സന്നദ്ധരാക്കിയതെന്ന്, ഇന്ന് നമുക്ക് കൂടുതല്‍ സ്പഷ്ടമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എം എം നാരായണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010 Labels: ഇ എം എസ്, മലബാര്‍ കലാപം, രാഷ്ട്രീയം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ എത്ര ഉദാരമായ സഹായമാണ് ഇന്ത്യയിലെ കുത്തക മുതലാളിമാര്‍ക്ക്, കോര്‍പ്പറേറ്റ് മേഖലയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്! ഓരോ കേന്ദ്ര ബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ഈ സഹായം മുന്‍വര്‍ഷത്തിലേതിനേക്കാള്‍ ഗണ്യമായി വര്‍ധിപ്പിക്കുവാന്‍ കേന്ദ്രത്തിലെ ധനകാര്യ മന്ത്രിമാര്‍ മറക്കാറില്ല; ഏതാണ്ട് ഒരു യജമാനസ്‌നേഹം പോലെ. 2008-09 കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവുവഴി നല്‍കിയ സഹായം കേവലം 4,14,100 കോടി രൂപ മാത്രമായിരുന്നു. ഈ 'ചെറിയ' തുക കൊണ്ട് പാവം ഇന്ത്യന്‍ കുത്തക മുതലാളിമാര്‍ എന്തു ചെയ്യുമെന്നുള്ള വ്യാകുലതയായിരുന്നു കേന്ദ്ര സര്‍ക്കാരിന്. അവരെ വേണ്ടത്ര സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം പ്രകടിപ്പിക്കുന്നതുപോലെ. 2010-11 ലെ കേന്ദ്ര ബജറ്റില്‍ മുഴുവനായില്ലെങ്കിലും അല്‍പം കൂടി കോര്‍പ്പറേറ്റ് മേഖലയെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയുണ്ട് കേന്ദ്ര സര്‍ക്കാരിന്. പോര, എങ്കിലും ഇത്തവണ അവര്‍ക്ക് നല്‍കിയ നികുതി ഇളവ് സ്വല്‍പം കൂടി വര്‍ധിപ്പിച്ചു. അതിപ്പോള്‍ 5,02,299 കോടി രൂപ. ഇനി പരോക്ഷമായി മറ്റെന്തെല്ലാം! നികുതി വെട്ടിപ്പുകള്‍, നികുതി കുടിശികകള്‍, വിദേശ വ്യാപാരത്തിലെ അണ്ടര്‍ ഇന്‍വോയിസുകളും ഓവര്‍ ഇന്‍വോയിസുകളും പിന്നെ കൊത്തുലാഭവും അവരെഴുതി എടുക്കുന്ന ഭാരിച്ച ശമ്പളങ്ങളും എല്ലാം കൊണ്ട് 'ആ പാവങ്ങള്‍ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു'. സര്‍ക്കാര്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ 24 കോടി പാവപ്പെട്ടവരുണ്ട്. ഈയിടെ അന്തരിച്ച കോണ്‍ഗ്രസ് എം പിയും സാമ്പത്തിക വിദഗ്ധനുമായിരുന്ന അര്‍ജുന്‍സെന്‍ ഗുപ്തയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ പാവപ്പെട്ടവര്‍ 80 കോടിയിലധികമുണ്ട്. അതു മറന്നുകളയുക! സര്‍ക്കാരിന്റെ കണക്കനുസരിച്ചുള്ള ബി പി എല്‍ കുടുംബങ്ങള്‍ക്ക് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യന്നതു പോലെ രണ്ട് രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി 24 കോടി ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയാല്‍ കേന്ദ്രത്തിന് വരുന്ന അധികച്ചെലവ് കേവലം 1,47,500 കോടി രൂപ മാത്രം മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേന്ദ്രമന്ത്രിയായിരുന്ന എ രാജയുടെ നേതൃത്വത്തില്‍ നടന്ന 2-ജി സ്‌പെക്ട്രം അഴിമതിയില്‍ നികുതിദായകരുടെ നഷ്ടപ്പെട്ട 1,76,000 കോടി രൂപയേക്കാള്‍ ചെറിയൊരു തുകയാണിത് പക്ഷേ, അത്തരം ഒരു സ്‌കീം നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നോക്കണം! പാവങ്ങളോട് എത്ര അലിവാണ് കോണ്‍ഗ്രസിനെന്ന്.! ഓരോ വര്‍ഷവും ഭക്ഷ്യ സബ്‌സിഡി വെട്ടിച്ചുരുക്കുകയാണെങ്കിലും 2010-11 കേന്ദ്ര ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിക്കായി നീക്കിവച്ചത് 55,578 കോടി രൂപയാണ്. ഈ തുകയോടൊപ്പം 91,922 കോടി രൂപ കൂടി മുടക്കാന്‍ തയ്യാറായാല്‍ മേല്‍ സൂചിപ്പിച്ച പദ്ധതി നടപ്പിലാക്കി ഒരു വലിയ പരിധിവരെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും കേന്ദ്ര സര്‍ക്കാരും പ്ലാനിംഗ് കമ്മിഷനും തീരുമാനിച്ചത് ഭക്ഷ്യ സുരക്ഷയ്ക്കുവേണ്ടി മുടക്കാന്‍ ഇത്രയും വലിയൊരു തുക സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്നാണ്. ഗോതമ്പും അരിയും ഉള്‍പ്പെടെ ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് കേന്ദ്രം. എന്തിന്? കഷ്ടിച്ച് നമ്മുടെ ജനങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കാന്‍. എന്നാല്‍ ഈ സന്ദര്‍ഭത്തിലാണ് മറ്റൊരു വസ്തുത പുറത്തുവന്നത്. അതവസാനം സുപ്രിം കോടതിയില്‍ കേസാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വേണ്ടത്ര ഗോഡൗണ്‍ സൗകര്യമില്ലാതെ കെട്ടിക്കിടന്നു കേടായിപ്പോകുന്നു. അവ എലികള്‍ക്കും പക്ഷികള്‍ക്കും പുഴുക്കള്‍ക്കും ആഹാരമാകുന്നു. പാവപ്പെട്ട മനുഷ്യനിവിടെ ഭക്ഷണമില്ലാതെ വലയുന്നു, തെണ്ടുന്നു, മരിക്കുന്നു. ഈ പ്രശ്‌നം സര്‍ക്കാരിന്റെ മുന്നില്‍ വന്നപ്പോള്‍ പതിവു മറുപടി. എന്തുചെയ്യാം. പണമില്ല, ഗോഡൗണ്‍ സൗകര്യം സൃഷ്ടിക്കുവാന്‍ എത്ര പണം വേണം? പരിമിതമായെങ്കിലും ഈ സൗകര്യം സൃഷ്ടിക്കുവാന്‍? വേണ്ടത് തുക: 20,000 കോടി രൂപ. അതിനു പണമില്ല. പാവം കുത്തക മുതലാളിമാര്‍ കഞ്ഞികുടിച്ചു കഴിയട്ടെ. അതുകൊണ്ട് അവര്‍ക്ക് നല്‍കിയ ചെറിയ നികുതിയിളവ് 5,02,299 കോടി രൂപ മാത്രം. അവരുടെ കാര്യം നടക്കട്ടെ. അതാണ് കോണ്‍ഗ്രസ് നയം. ലോകത്ത് ഏറ്റവും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉല്‍പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ. എന്നാല്‍ അവ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യമില്ലാത്തതുകൊണ്ട് ഏതാണ്ട് പകുതിയിലേറെയും ചീഞ്ഞുനശിക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മാത്രമല്ല; നല്ല സാമ്പത്തിക വിദഗ്ധനും കൂടിയാണ്. തന്റെ എല്ലാ നയപ്രഖ്യാപന പ്രസംഗങ്ങളിലും അദ്ദേഹം ആവര്‍ത്തിച്ചു പറയും; എട്ട് ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനത്തിലേയ്ക്കും അവിടെ നിന്ന് പത്ത് ശതമാനത്തിലേയ്ക്കും കുതിക്കുന്ന നമ്മുടെ ജി ഡി പി വെറും സോപ്പുകുമിളപോലെ പൊട്ടിപ്പോകാതിരിക്കണമെങ്കില്‍ ജി ഡി പിയുടെ 4 ശതമാനമെങ്കിലും സംഭാവന ചെയ്യാന്‍ കഴിയുംവിധം കാര്‍ഷിക മേഖലയെ ശക്തമാക്കണം. എത്ര മനോഹരമായ സ്വപ്നം. സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷമാകുന്നെങ്കിലും കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യയിലെ കൃഷി ഭൂമിയില്‍ കേവലം 40 ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചന സൗകര്യം ലഭ്യമായ ഭൂമി. ലോകത്തേറ്റവും കൂടുതല്‍ കൃഷിഭൂമിയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നമ്മളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മേക്കാള്‍ വളരെക്കുറവു കൃഷിഭൂമിയുള്ള ചൈന നമ്മുടേതിലും മൂന്ന് ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. ഇന്ത്യയുടെ ആസൂത്രണം എത്ര വികലമാണ്. ജനങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് എത്ര അകന്നു നില്‍ക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കാര്‍ഷിക മേഖലയോടുള്ള അവഗണനയും അകല്‍ച്ചയും മാത്രം നോക്കിയാല്‍ മതി. ഇവിടെ ഉല്‍പാദിപ്പിക്കുന്ന മികച്ച കാര്‍ഷിക വിഭവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുവാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ നശിപ്പിക്കുന്നു. എന്നിട്ട് നാം ഇറക്കുമതിയെ ആശ്രയിച്ച് ഭക്ഷ്യസുരക്ഷ സ്വപ്നം കാണുന്നു. ഇന്നത്തെ വേഗതയിലാണ് ജലസേചന സൗകര്യം വര്‍ധിപ്പിക്കുന്നതെങ്കില്‍ ഇനിയും ഒരു നൂറ്റാണ്ടുകാത്തിരുന്നാലും അതു സംഭവിക്കുകയില്ല. തകരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന കടക്കെണിയില്‍പ്പെട്ട കര്‍ഷകന്റെ ആത്മഹത്യകള്‍ ഇന്ത്യയില്‍ വീണ്ടും വീണ്ടും വര്‍ധിക്കുകയാണ്, കാര്‍ഷിക കടാശ്വാസ നടപടികള്‍ കേന്ദ്രം സ്വീകരിച്ചതിനു ശേഷവും. ഇതിന്റെ കാരണം കൃഷിക്കാരനെ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന ഒരു കാര്‍ഷികനയം ഇന്നും നമുക്കില്ല എന്നതാണ്. അത്തരം ഒരു നയം രൂപീകരിക്കുന്നതിനു വേണ്ടി ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഒട്ടേറെ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ സഹിതം. ആ റിപ്പോര്‍ട്ട് മന്ത്രാലയങ്ങളുടെ ഇരുണ്ട ഗോഡൗണുകളില്‍ പൊടിയും മാറാലയും പിടിച്ച് വിസ്മൃതിയിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യയില്‍ നടന്നേപറ്റൂ. ഒന്ന്, ഭക്ഷ്യസുരക്ഷയെക്കുറിച്ച് പ്രസംഗങ്ങള്‍ പോര. ക്രിയാത്മകമായ നടപടികളിലൂടെ അതുറപ്പുവരുത്തണം. രണ്ട്, കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തേണ്ടത് ഈ പശ്ചാത്തലത്തില്‍ അനുപേഷണീയമാണ്. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്‍ഷിക ശക്തി''യാകാന്‍ എല്ലാ സാധ്യതകളുമുണ്ട്. അടുത്ത ഏതാനും ശതാബ്ദങ്ങള്‍ക്കകം ലോകം വമ്പിച്ച ഭക്ഷ്യ കമ്മി നേരിടുമെന്നു പറയുന്നു, ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും. ഈ സാഹചര്യത്തില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കുറപ്പു വരുത്തിയാല്‍ ഇന്ത്യ ലോകത്തെ വന്‍കിട ഭക്ഷ്യശക്തി''യായിമാറും. അതിനു വേണ്ടത് സമയബന്ധിതമായി ഇന്ത്യയിലെ കൃഷിഭൂമിയില്‍ ജലസേചനം ഉറപ്പാക്കുക, മികച്ച ഗോഡൗണ്‍ സൗകര്യങ്ങളും രാജ്യവ്യാപകമായ കോള്‍ഡ് ചെയിനും ഉറപ്പാക്കുക, കാര്‍ഷിക വിഭവങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്താനുള്ള വമ്പിച്ച സംരംഭങ്ങള്‍ ജന പങ്കാളിത്തത്തോടെ ഉറപ്പാക്കുക, മികച്ച വിത്ത് ആവശ്യമുള്ളത്രയും ഉറപ്പാക്കുക, ഭക്ഷ്യ ചുമതല ബഹുരാഷ്ട്ര കുത്തകകളെ ഏല്‍പിക്കാതിരിക്കുക. കീടനാശിനിയുടെയും രാസവളത്തിന്റെയും പേരില്‍ കൃഷി വിഷമയമാക്കാനനുവദിക്കാതിരിക്കുക, നമ്മുടെ തനതായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വന്‍തോതില്‍ കാര്‍ഷിക യൂണിവേഴ്‌സിറ്റിക്ക് നമുക്കാവശ്യമായ ഗവേഷണങ്ങള്‍ നടത്തി കൃഷിയെ ആധുനികവല്‍കരിക്കുക, പലിശരഹിതവായ്പ കൃഷിക്ക് ലഭ്യമാക്കുക, കര്‍ഷകന് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, ഭക്ഷ്യസുരക്ഷയും ഭക്ഷ്യഗുണമേന്മയും ഉറപ്പാക്കുവാന്‍ മൃഗസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രോതാസാഹിപ്പിക്കുക. ഈവക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ പത്തു ലക്ഷം കോടി രൂപയുടെ ഒരു ബൃഹത്തായ കാര്‍ഷിക വികസന പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കണം എന്നതാണ് അഖിലേന്ത്യ കിസാന്‍സഭയുടെ ഡിസംബറില്‍ നടക്കുന്ന ദേശീയ സമ്മേളനം ഔറംഗബാദില്‍ ചര്‍ച്ച ചെയ്യുന്ന മുഖ്യ പ്രമേയം. ഐക്യരാഷ്ട്രസഭയില്‍ ലോകത്തെ വന്‍ശക്തികളോടൊത്തു തോളുരുമി ഇരിക്കാനുള്ള ഇന്ത്യയുടെ മോഹം നല്ലതാണ്. പക്ഷേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലോകത്തെ ഒരു പ്രധാന കാര്‍ഷികശക്തി''യാകുന്ന ഇന്ത്യയ്ക്ക് അത്തരം ഒരിരുപ്പില്‍ കൂടുതല്‍ മാന്യതയും അംഗീകാരവും ലഭിക്കും. സി കെ ചന്ദ്രപ്പന്‍ കടപ്പാട്: ജനയുഗം 29-11-2010 Labels: അഴിമതി, കാര്‍ഷികം, കോണ്‍ഗ്രസ്, ബജറ്റ്, ഭക്ഷ്യം, രാഷ്ട്രീയം Labels: അഴിമതി, കവിത, ബദ്രി റയ്‌ന ഈ ലേഖനത്തിന്റെ തലവാചകം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇക്കാലത്ത് മലയാളി പെട്ടെന്ന് തെറ്റിദ്ധരിക്കുന്ന ഒരു മോശം അര്‍ഥസൂചന അതിനുണ്ടല്ലോ എന്ന് എനിക്ക് തിരിച്ചറിവുണ്ടായത്. കുടികൂടിവരുന്ന ഈ നാട്ടില്‍ 'വെള്ളത്തില്‍' എന്നുപറഞ്ഞാല്‍ ഉടനെ തെറ്റിദ്ധരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഇവിടെ വന്ന് ലഹരിയില്‍പ്പെട്ടു എന്നൊന്നും ദയവായി അര്‍ഥം ഉണ്ടാക്കരുത് വെള്ളത്തില്‍ എഴുതുക' എന്നത് മനോഹരമായ മലയാളശൈലികളില്‍ ഒന്നാണ്. സംസ്കൃതത്തില്‍ 'ജലരേഖ' എന്ന് സമാനമായ പ്രയോഗമുണ്ട്. ഇംഗ്ളീഷില്‍ അങ്ങനെ ഒരു ശൈലി ഇല്ലെന്ന് തോന്നുന്നു. എഴുതിയത് അപ്പോള്‍ത്തന്നെ മാഞ്ഞുപോകുന്നുവെന്നാണ് ഇതിന്റെ വ്യംഗ്യം. രാഷ്ട്രത്തലവന്മാര്‍ വിദേശസന്ദര്‍ശനം നടത്തുമ്പോള്‍, രാഷ്ട്രീയ നേതാക്കളുടെ പതിവുരീതിയിലും കൂടുതല്‍ കൂട്ടിപ്പറയുന്നത് മനസിലാക്കാം. കേള്‍ക്കുന്നവരെ നല്ലപോലെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യമേയുള്ളൂ. അത്തരത്തിലുള്ള അത്യുക്തിക്ക് നല്ലൊരു 'മാര്‍ജിന്‍' കൊടുത്താലും ബറാക് ഒബാമ ഇന്ത്യയില്‍ചെയ്ത നയപ്രസ്താവനാരൂപത്തിലുള്ള പ്രസംഗങ്ങളില്‍ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞ ഉടനെ അസത്യമാണെന്ന് തെളിഞ്ഞുപോയി. ജലരേഖയുടെ ആയുസ്സുപോലും പല പ്രസ്താവനകള്‍ക്കും ഉണ്ടായില്ല. ഉദാഹരണത്തിന്, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം കൊടുക്കുന്നതിനെപ്പറ്റി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്തസഭയില്‍ പ്രസിഡന്റ് ചെയ്ത പ്രഭാഷണം ഒന്നുമതി. സെക്യൂരിറ്റി കൌണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരമായ അംഗത്വം ലഭിക്കും എന്ന് പറഞ്ഞുതീരുംമുമ്പേ വമ്പിച്ച കരഘോഷവും ആഹ്ളാദപ്രകടനവും ഉണ്ടായെന്ന് പത്രങ്ങള്‍ എടുത്തെഴുതിക്കണ്ടു. പ്രഥമശ്രവണത്തില്‍ ആ പ്രസ്താവന കേള്‍വിക്കാരുടെ ആഗ്രഹം പൂര്‍ണമായും സഫലമാക്കുമെന്ന ഒരു പ്രതീതിയാണ് ഉളവാക്കിയത്. അത് സ്വാഭാവികമാകയാലാണ് സദസ്യര്‍ അത്രമേല്‍ ആഹ്ളാദം പ്രകടിപ്പിച്ചത്. ഗാന്ധിജി ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ അമേരിക്കയില്‍ പ്രസിഡന്റാവില്ലായിരുന്നു എന്ന വാചകത്തിനുപോലും ഇത്ര കൈയടി ലഭിച്ചില്ലത്രേ. പക്ഷേ, ഇത്രയൊന്നും തകൃതി കൂട്ടത്തക്കവണ്ണം ആ പ്രസ്താവനയില്‍ യാഥാര്‍ഥ്യത്തിന്റെ ഒരംശംപോലും ഉണ്ടായിരുന്നില്ല. അത് ഒരു വസ്തുതയെ ഉറപ്പിച്ചതല്ല, ഒരു ആഗ്രഹപ്രകടനം മാത്രമായിരുന്നു. ഐക്യരാഷ്ട്രസഭ കുറേക്കൂടി സംസ്കൃതമായിവരുമ്പോള്‍ (ൃലളശിലറ എന്നാണ് ഇംഗ്ളീഷ് വാക്ക്) ഇന്ത്യ സ്ഥിരാംഗമാകുമെന്ന നിലവരും എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ഥം? പാശ്ചാത്യദേശങ്ങള്‍ക്ക് മുന്‍കൈയുള്ള ഒരു സഭയിലെ അംഗരാഷ്ട്രങ്ങള്‍ക്ക് മനഃപരിവര്‍ത്തനം വരണമത്രേ! എപ്പോള്‍ നീലസൂര്യന്‍ ഉദിക്കുമ്പോള്‍' എന്ന ശൈലി ഒബാമയ്ക്ക് മനസിലാകുമല്ലോ. ഒബാമ പറഞ്ഞതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുള്ളതായി ആര്‍ക്കും തോന്നുകയില്ല. സ്ഥിരാംഗം ആകാന്‍ നൂറുകണക്കിന് അംഗങ്ങളുടെ സമ്മതി വേണം. ഈ ആഗ്രഹം പ്രകടിപ്പിച്ച പ്രസിഡന്റിന്റെ ആയുഷ്കാലത്തില്‍ അത് നടപ്പില്ല. അത്രമാത്രം അപ്രായോഗികവും സാങ്കല്‍പ്പികവുമായ ഒരു 'ആകാശകുസുമം' ഉയര്‍ത്തിക്കാട്ടുകയാണ് ഒബാമ ചെയ്തത്. ഇത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സാമര്‍ഥ്യമാണെന്ന് പറഞ്ഞേക്കാം. സന്ദര്‍ഭമനുസരിച്ച് പറയേണ്ടത് പറയേണ്ടതുപോലെ വെടിപ്പായി പറയലാണ് വാഗ്മിത്വം-'മിതം ച സാരായ വചഃ' എന്ന പഴയ പ്രമാണം എത്രയോ ശരി. ഇത് രണ്ടാംകിട രാഷ്ട്രീയനേതാവിന്റെ സത്യസന്ധതയില്ലാത്ത വചനകൌശലം മാത്രം. ഹൃദയം സംസ്കരിക്കപ്പെട്ടാല്‍ എന്ന് പ്രസിഡന്റ് പറഞ്ഞല്ലോ. രണ്ടു ഭൂഖണ്ഡങ്ങള്‍ (ആഫ്രിക്കയും ലാറ്റിനമേരിക്കയും) രക്ഷാസമിതിയില്‍ കാല് കുത്താതെ ഇത്രകാലമായല്ലോ. ഹൃദയമുണ്ടെങ്കില്‍ കറുത്ത വന്‍കരയോടും ദരിദ്രരാഷ്ട്രങ്ങളോടും ദാസന്മാരെന്ന മട്ടിലുള്ള പെരുമാറ്റം തുടരാന്‍ പാടുണ്ടോ? ചൈന സ്ഥിരാംഗത്വം നേടിയത് അവരുടെ സ്വന്തം ശക്തിയും സ്വാധീനവും കൊണ്ടാണ്. അവര്‍ക്ക് ആവശ്യമായ വോട്ട് ലഭിച്ചത് ഈ ആത്മബലംമൂലമാണ്. സൌജന്യംമൂലമല്ല. ചൈനയോളം വിശ്വസംസ്കാരവേദിയില്‍ പ്രാചീനതയും ബഹുമാന്യതയും നേടിയ ഇന്ത്യയിലെ ഇന്നത്തെ നേതാക്കള്‍ ഈ വിഷയത്തില്‍ ചൈനയെ കണ്ടു പഠിക്കണം. പണത്തിനും സഹായത്തിനും വേണ്ടി പിച്ചപ്പാത്രം എടുക്കുന്നതുപോലെ അന്താരാഷ്ട്രീയമായ അവകാശങ്ങളും ഭിക്ഷയായി കിട്ടുമെന്ന് കരുതി നടക്കുന്ന ഇവര്‍ നെഹ്റു പാരമ്പര്യമുള്ള നേതാക്കളാണോ? ഏതോ വാമനവര്‍ഗം ഭരണം സ്വന്തമാക്കിയിരിക്കയാണ്. രക്ഷാസമിതി പ്രവേശനത്തെപ്പറ്റി ഇവിടെ ഇത്രത്തോളം വിശകലനം ചെയ്തത്, നമ്മുടെ നേതൃമ്മന്യന്മാരില്‍നിന്ന് ധീരമായ പ്രതികരണം ഉണ്ടായില്ലെന്നതോ പോകട്ടെ, പ്രഭാഷണ നൈപുണിയില്‍ ഒബാമയാണോ പത്നി മിഷേല്‍ ആണോ മേലേ എന്ന് തുടങ്ങിയ ഉപവിഷയങ്ങളിലേക്ക് നമ്മുടെ പത്രങ്ങളും ചാനലുകളുംപോലും വഴിതെറ്റിപ്പോയിരിക്കുന്നു. പ്രധാന വിഷയത്തെ നേരിടാന്‍ ഭയപ്പെടുന്നവര്‍ ഉപവിഷയങ്ങളെ പ്രധാനമാക്കിക്കളയും. ഒബാമയെ വിട്ട് മിസിസ് ഒബാമയുടെ നായികാസ്ഥാനത്തെപ്പറ്റി എഴുതിക്കൂട്ടിയ പത്രങ്ങള്‍ക്ക് കാഴ്ച മങ്ങിയിരിക്കുന്നു. വളരെ കരുതിക്കൂട്ടിയാണ് പാര്‍ലമെന്റംഗങ്ങളോട് ഒരു പൊള്ളയായ വാഗ്ദാനം നടത്തി കൈയടി നേടിയത്. കൈയടിച്ച പാര്‍ലമെന്റംഗങ്ങളെക്കുറിച്ച് അത്ഭുതം തോന്നുന്നു. ഒബാമയുടെ വാക്കുകള്‍ ശ്രദ്ധിച്ചുകേട്ട ഒരു സദസ്സാണെങ്കില്‍, ആ വാക്യം കേട്ട് ആഘോഷം ഉയര്‍ത്താന്‍ പാടില്ലായിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മനഃപരിവര്‍ത്തനം വന്നാല്‍ എന്നുപറഞ്ഞതിന്റെ സാരം എന്താണ് ഇപ്പോഴൊന്നും സെക്യൂരിറ്റി കൌണ്‍സിലില്‍ അംഗമാകാമെന്ന് സ്വപ്നം കാണേണ്ട; അതൊക്കെ ഞങ്ങളുടെ മനസ്സുപോലെയിരിക്കും' എന്ന് പച്ചയായി പറഞ്ഞിട്ടുവേണമോ അതാണ് ഒബാമയുടെ ഉദ്ദേശ്യം എന്ന് മനസ്സിലാക്കാന്‍? നമ്മുടെ പാര്‍ലമെന്റംഗങ്ങളെപ്പറ്റി വളരെ ഉയര്‍ന്ന മതിപ്പ് പ്രസിഡന്റില്‍ ഈ പ്രതികരണം വഴി സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അവരെ നമസ്കരിക്കുന്നു. പ്രസിഡന്റിന്റെ പാകിസ്ഥാന്‍ പക്ഷപാതവും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും മുറിഞ്ഞ ചൂണ്ടുവിരല്‍പോലെ മൂടിവയ്ക്കാനാവാതെ എറിച്ചുനിന്നു. ഇന്ത്യയില്‍ എവിടെചെയ്ത പ്രസംഗങ്ങളിലും പാകിസ്ഥാന്‍ തീവ്രവാദിരാജ്യമല്ലെങ്കില്‍പ്പോലും തീവ്രവാദികളെ സംരക്ഷിച്ചുവരുന്ന രാജ്യമാണെന്നതിന്റെ അടുത്തെത്തണമെന്ന ഒരു ചിന്തപോലും തന്നില്‍നിന്ന് പുറത്തുചാടാതിരിക്കാന്‍ ഒബാമ വേണ്ടവണ്ണം ശ്രദ്ധിച്ചിരുന്നു. ലഷ്കര്‍ ഇ തോയ്ബ, ജയിഷ് എ മുഹമ്മദ് തുടങ്ങി നിണവേഷങ്ങളായ തീവ്രസംഘടനകള്‍ പാകിസ്ഥാന്റെ ചില പോക്കറ്റുകളില്‍ നിര്‍ബാധം വിലസുന്നുണ്ടെന്ന് അമേരിക്കയൊഴികെ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അമേരിക്കയെയും പാകിസ്ഥാനെയും ഒരേ നാട്ടില്‍വച്ച് കാണുന്ന ആ പഴയ അമേരിക്കന്‍തന്ത്രം ഈ പുതുപ്രസിഡന്റും ഉപേക്ഷിച്ചില്ല. പക്ഷേ, ഈ സമര്‍ഥനായ നേതാവ് അപ്രതീക്ഷിതമായി ഒരു കെണിയില്‍പ്പെട്ടുപോയി. ജനപ്രിയങ്കരന്‍ എന്ന തന്റെ പ്രതിച്ഛായ വളര്‍ത്താന്‍ ടൈ കെട്ടാതെ, കുപ്പായത്തിന്റെ കൈനീട്ടിയിട്ട്, കുട്ടികളോടൊത്ത് തുറന്ന് സംസാരിക്കുക എന്ന ഒബാമയുടെ പരിപാടി അല്‍പ്പമൊന്ന് താളം പിഴച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ വിദ്യാര്‍ഥിസംഗമം നടക്കുമ്പോള്‍ ഒരു കുട്ടി (അഫ്രിന്‍ ഇറാനി) എഴുന്നേറ്റ് ഒരു ചോദ്യം ഒബാമയോട് നേരെ ചോദിച്ചു എന്തുകൊണ്ടാണ് അമേരിക്ക ഒരിക്കലും പാകിസ്ഥാനെ കുറ്റപ്പെടുത്താതെ ആ രാജ്യത്തോട് ഇഷ്ടത്തില്‍ കഴിയുന്നത്' എന്ന്. ഉത്തരം പറയാന്‍ ഒരു നിമിഷം ശങ്കിച്ചുനിന്നുപോയി ഒബാമ. എന്നിട്ട് പറഞ്ഞത് ഒരു ഒഴികഴിവുപറച്ചില്‍ മാത്രമായിരുന്നു, നേരെയുള്ള മറുപടിയായിരുന്നില്ല. പാകിസ്ഥാനെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് ഇന്ത്യയുടെ കടമയാണെന്നാണ് അദ്ദേഹം വാദിച്ചത്. അമേരിക്കയുടേതാണ് ശരിക്കും ഈ കടമ. അത് ഇന്ത്യയുടേതാണെന്ന് പറയണമെങ്കില്‍ കറുത്തവനായാലും അമേരിക്കന്‍ എന്ന സ്വഭാവം അതിനേക്കാള്‍ പ്രബലമായിരിക്കണമല്ലോ. രണ്ട് രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ കഴിയുമ്പോള്‍ മധ്യസ്ഥരായി വരുന്നവരുടെ കടമയാണ് അവരെ കലഹത്തിന്റെ വഴിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. കലഹിക്കുന്ന ഒരു കക്ഷിക്ക് എതിര്‍കക്ഷിയെ ശക്തിപ്പെടുത്തുക എന്ന ചുമതലകൂടിയുണ്ടെന്ന് ഒബാമ പറയുന്നതുവരെ ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. നവംബര്‍ ഏഴിനായിരുന്നു ഈ സെന്റ് സേവ്യേഴ്സ് കോളേജ് സംഗമം. തലേന്ന് താജില്‍ ചെയ്ത പ്രസംഗത്തില്‍ പാകിസ്ഥാന്‍ എന്ന പേരുപോലും ഉച്ചരിച്ചിരുന്നില്ല അദ്ദേഹം. കോളേജില്‍ മിടുക്കനായ ഒരു വിദ്യാര്‍ഥി മര്‍മപ്രധാനമായ ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാട്ടിയപ്പോള്‍, ആ കുട്ടിയെ ബഹുമാനിക്കാന്‍ തോന്നിപ്പോകുന്നു. അവന്റെ ഒരു പടംപോലും പത്രങ്ങളില്‍ കണ്ടില്ല. ഇവര്‍ ആരോടൊപ്പമാണ്? ഇവര്‍ക്ക് പാര്‍ലമെന്റംഗങ്ങളേക്കാള്‍ ഈ വിദ്യാര്‍ഥി ഇന്ത്യയുടെ അഭിമാനത്തെ കാത്തു എന്ന് തോന്നുന്നുണ്ടോ? എങ്കില്‍ അത് ഇങ്ങനെയല്ല പ്രദര്‍ശിപ്പിക്കേണ്ടത്. അടുത്തയാഴ്ചയോ മറ്റോ പ്രസിഡന്റ് ഇസ്ളാമാബാദ് സന്ദര്‍ശിക്കുന്നുണ്ട്. അന്ന് അദ്ദേഹം എന്തുപറയുമെന്ന് കേള്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം. ഒബാമയെ വിലയിരുത്തുന്നത് പൂര്‍ത്തിയാക്കാന്‍ അതുകൂടി കേള്‍ക്കണം. ഇന്ത്യക്ക് ലഭിക്കേണ്ടതിനെപ്പറ്റി പറഞ്ഞതാണ് വെള്ളത്തിലെഴുത്തായി മാഞ്ഞുപോയത്. അമേരിക്കയുടെ കാര്യം ഒട്ടും മായാത്ത മട്ടില്‍ അദ്ദേഹം കരിങ്കല്ലില്‍ത്തന്നെ എഴുതി. അദ്ദേഹം ഇന്തോനേഷ്യ സന്ദര്‍ശനത്തിനായി ജക്കാര്‍ത്തയിലേക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ കീശയില്‍ 200 കോടി ഡോളറിന്റെ കച്ചവടക്കരാറും അമ്പതിനായിരം തൊഴില്‍ വാഗ്ദാനവും സുരക്ഷിതമായി കിടപ്പുണ്ടായിരുന്നു. നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും ഒബാമയുടെ പ്രഭാഷണമഹിമയില്‍ മതിമറന്ന് സന്തോഷിച്ചുകഴിയുന്നു! സുകുമാര്‍ അഴീക്കോട് കടപ്പാട്: ദേശാഭിമാനി ദിനപത്രം 28-11-2010 ആധുനിക കേരളചരിത്രത്തില്‍ ഒരുവേള ഏറ്റവുമധികം എഴുതപ്പെട്ട ഒരു സംഭവമായിരിക്കും മലബാര്‍ കലാപം. ചരിത്രം പൂര്‍ണമായും വസ്തുനിഷ്ഠമല്ല എന്നതും പ്രത്യയശാസ്ത്രപരമാണെന്നതും ഇതിനൊരു പ്രധാന കാരണമാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളില്‍ മലബാര്‍ കലാപംപോലെ പ്രത്യാഘാതം ഏല്പിച്ച മറ്റൊരു സംഭവമില്ല എന്നതാണ് മറ്റൊരു കാരണം. സൈനികോദ്യോഗസ്ഥര്‍, രാഷ്ട്രമീമാംസകര്‍, പൊതുപ്രവര്‍ത്തകര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍- കലാപത്തെപ്പറ്റി എഴുതിയവര്‍ അനവധിയുണ്ട്. ദൃക്സാക്ഷി വിവരണങ്ങളും ജീവസ്മരണകളും ധാരാളം. അക്കാദമിക പഠനങ്ങളെ കൂടാതെയാണിവ. ഇവയുടെ വിമര്‍ശനാത്മകമായ വിലയിരുത്തലിന് ഇവിടെ ശ്രമിച്ചിട്ടില്ല. ഏതാനും ചില കൃതികളെ ആസ്പദമാക്കിയുള്ള ഒരു പ്രാരംഭപഠനം മാത്രമാണിത്. കലാപത്തെ തുടര്‍ന്ന് കുറ്റം മുഴുവന്‍ കോണ്‍ഗ്രസ്സില്‍ കെട്ടിവയ്ക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചു. ഹിച്ച്കോക്കിന്റെ1 പുസ്തകത്തെ ഈ ഗണത്തില്‍പെടുത്താം. വര്‍ഷങ്ങളോളം മലബാറില്‍ ദേശീയ പ്രസ്ഥാനം മന്ദീഭവിക്കുവാന്‍ ഇടയാക്കിയ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് കാഴ്ചപ്പാട് അവതരിപ്പിച്ചത് കെ മാധവന്‍നായരാണ്.2 ഒരു കേസ് അവതരിപ്പിക്കുന്ന വക്കീലിന്റെ സാമര്‍ഥ്യത്തോടെ അദ്ദേഹം കോണ്‍ഗ്രസ് ഒരു തെറ്റും ചെയ്തിട്ടില്ല എന്നും കലക്ടര്‍ തോമസിന്റെ എടുത്തുചാട്ടവും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുടര്‍ന്ന മര്‍ദകഭരണവുമാണ് കലാപത്തിന് പ്രേരകമായത് എന്നും വാദിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചതിനാല്‍ അഹിംസാ തത്വങ്ങള്‍ വേണ്ടരീതിയില്‍ മലബാറില്‍ പൊതുവെയും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ പ്രത്യേകിച്ചും പ്രചരിപ്പിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം വാദിക്കുന്നു. അപ്പോള്‍ കുറ്റം ബ്രിട്ടീഷ് സര്‍ക്കാരിന്റേതാകുമല്ലോ. കലാപബാധിത പ്രദേശത്തെ ദാരിദ്രാവസ്ഥയെപ്പറ്റി അദ്ദേഹം ബോധവാനാണ്; അതാണ് കലാപത്തിന്റെ പ്രധാന ഹേതു എന്നു പറയുന്നില്ലെങ്കിലും. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുന്നതിനെ കോണ്‍ഗ്രസുകാര്‍തന്നെ വിമര്‍ശിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ പങ്കില്ലായിരുന്നിട്ടും അറസ്റ്റിലായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ലഹളയ്ക്കുള്ള ഉത്തരവാദിത്ത ത്തില്‍നിന്ന് തലയൂരാന്‍വേണ്ടി നടത്തിയ ശ്രമമായിട്ടാണ് ടി പ്രകാശം നടത്തിയ അന്വേഷണത്തെപ്പറ്റി എഴുതിയിട്ടുള്ളത്.3 'മാതൃഭൂമി'യില്‍ കലാപത്തെപ്പറ്റി മാധവന്‍നായര്‍ എഴുതിയിരുന്ന കാലത്തുതന്നെ സി ഗോപാലന്‍നായരുടെ4 പുസ്തകം പ്രസിദ്ധീകൃതമായി. ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സര്‍ക്കാരിനോട് കൂറ് പ്രകടിപ്പിക്കാനുണ്ടായിരുന്നു. അതദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ അതിനുമപ്പുറം കലാപം ഒരു വര്‍ഗീയ ലഹളയായിരുന്നു. എന്ന് സ്ഥാപിക്കുവാനും അദ്ദേഹം ശ്രമിച്ചു. വര്‍ഗീയകലാപം/കാര്‍ഷിക മുന്നേറ്റം എന്നീ ദ്വന്ദ്വങ്ങളെ ആസ്പദമാക്കിയുള്ള വിശകലനങ്ങള്‍ അന്നത്തെ രാഷ്ട്രീയത്തിലും പ്രതിഫലിച്ചതായി കാണാം. 1938 ല്‍ ഒമ്പതാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ 1921 ലെ കലാപം ഒരു കര്‍ഷക കലാപമാണെന്ന് അഭിപ്രായപ്പെട്ടത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കി. കോഴിപ്പുറത്ത് മാധവമേനോനാണ് ഇത്തരമൊരു ചിത്രീകരണത്തെ ശക്തമായി എതിര്‍ത്തത്.5 ബ്രിട്ടീഷ് കമ്യൂണിസ്റ്റായ കോണ്‍റാഡ് വുഡ്ഡിന്റെ11 പഠനം സാമ്പത്തിക കേന്ദ്രീകൃതമാണ്. ആശയങ്ങളെ (themes) ആസ്പദമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്, കാലഗണന (chronology) അനുസരിച്ചില്ല. താഴെക്കിടയിലുള്ളവരുടെ ചെറിയ സംഭാവനകള്‍മാത്രം വരുമാനമായുണ്ടായിരുന്ന മതപുരോഹിതര്‍ കലാപത്തിന് അനുകൂലമായ നിലപാടെടുത്തതും, സമ്പന്നനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും അനുഭവിച്ച കൊണ്ടോട്ടി തങ്ങള്‍ കലാപവിരുദ്ധ, ബ്രിട്ടീഷ് അനുകൂല നിലപാടെടുത്തതും അദ്ദേഹം എടുത്തുപറയുന്നു. മാപ്പിളമാരെ സംഘടിതരും സമര സന്നദ്ധരുമാക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായേ ഇസ്ളാമിനെ അദ്ദേഹം കാണുന്നുള്ളു. ചരിത്രകാരനല്ലെങ്കിലും ഡോ. എം പി എസ് മേനോന്‍12 മലബാര്‍ കലാപത്തെപ്പറ്റി എഴുതിയ ആളാണ്. മറ്റ് ഗ്രന്ഥങ്ങളില്‍നിന്ന് വ്യത്യസ്തമായി വ്യക്തികേന്ദ്രീകൃതമാണ് ഈ പുസ്തകം. വ്യക്തികളുടെയോ സമൂഹത്തിന്റെയോ അന്തസ്സിനെ ചവിട്ടിമെതിച്ചാല്‍ അവര്‍ സമരത്തിന് മുതിര്‍ന്നേക്കുമെന്നും ജന്മിമാരുടെ മുഷ്ക്ക്, മതത്തോടുള്ള അതിയായ കടപ്പാട്, സാമ്പത്തികചൂഷണം, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരുടെ പക്ഷപാതിത്വം' എന്നിവ ഇവയോട് കൂടിച്ചേര്‍ന്ന് ഒരു പൊട്ടിത്തെറിക്ക് മാപ്പിളമാരെ സന്നദ്ധരാക്കിയെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. മാധവന്‍നായരെ മോശമായി ചിത്രീകരിക്കുവാനുള്ള വ്യഗ്രതയും മറ്റ് പക്ഷപാതിത്വങ്ങളും പ്രകടമാണ് ഈ പുസ്തകത്തില്‍. കലാപത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമായ പഠനമാണ് കെ എന്‍ പണിക്കരുടേത്.13 കലാപമുണ്ടായ സാഹചര്യവും (കര്‍ഷകരും, ഭൂവുടമകളും, ഭരണകൂടവും എന്ന ഒന്നാം അധ്യായം ഒരു പാരമ്പര്യം എങ്ങനെ രൂപപ്പെടുന്നു (രണ്ടാം അധ്യായം) എന്നും വിവിധ പരിഹാര ശ്രമങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാവാതെപോയി (മൂന്നാം അധ്യായം) എന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇറ്റാലിയന്‍ ചിന്തകനായ അന്റോണിയൊ ഗ്രാംഷിയുടെ ബുദ്ധിജീവികളെപ്പറ്റിയുള്ള ആശയങ്ങള്‍ പണിക്കര്‍ ഇവിടെ ഉപയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഇസ്ളാംമത പ്രവര്‍ത്തകരെയും ചിന്തകരെയും പരമ്പരാഗത ബുദ്ധിജീവി (traditional intellectuals) കളായി പണിക്കര്‍ വിശേഷിപ്പിക്കുന്നു. ഇവര്‍ പുഷ്ടിപ്പെടുത്തിയെടുത്ത ജനകീയ സാംസ്കാരിക popular culture) സാഹചര്യം മാപ്പിള കലാപങ്ങള്‍ക്ക് മതപരമായ ന്യായീകരണം നല്‍കി എന്നും അദ്ദേഹം കണ്ടെത്തുന്നു. കലാപകാരികളായ നാട്ടിന്‍പുറത്തെ ദരിദ്രര്‍ ഒരു സാമ്പത്തികവര്‍ഗമായി economic class) സ്വയം മാറിക്കഴിഞ്ഞിരുന്നില്ല എന്നും അവരുടെ ശത്രുക്കളാര് എന്നതിലധിഷ്ഠിതമായ, വര്‍ഗവീക്ഷണം ഉള്‍ക്കൊണ്ട ഒരു നിഷേധാത്മക വര്‍ഗബോധമായിരുന്നു അവരുടേത് എന്നും അദ്ദേഹം ഉപസംഹരിക്കുന്നു. ഭൂവുടമകള്‍ക്കും കോളനി ഭരണത്തിനും വിരുദ്ധമായ ഒരവബോധത്തിന്റെ ശക്തമായ പ്രകടനമായി 1921ലെ അന്തിമപോരാട്ടത്തെ അദ്ദേഹം വിലയിരുത്തുകയും ചെയ്യുന്നു. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവുമധികം എഴുതപ്പെട്ട ഒന്നാണ് വിഭജനം. വിഭജനത്തെപ്പറ്റിയുള്ള പഠനങ്ങളില്‍ ഇപ്പോഴത്തെ ഒരു രീതി വിഭജനത്തില്‍പ്പെട്ടുപോയവരുടെ അനുഭവങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകാഴ്ചപ്പാടില്‍ ഊന്നിയുള്ളവ, വെളിച്ചത്തുകൊണ്ടുവരിക എന്നതാണ്. കൂടാതെ കിംവദന്തികളെപ്പറ്റിയും പല പഠനങ്ങളും വരുന്നു. 1921 നെ സംബന്ധിച്ചിടത്തോളം ഇതൊരു പോരായ്മയാണ്. കിംവദന്തികളെപ്പറ്റി ഈ ലേഖനകര്‍ത്താവിന്റെ ഒരു പഠനമുണ്ട്.14 ഷംഷാദ് ഹുസൈന്‍, അഭിമുഖങ്ങളിലൂടെ 1921 നെ സംബന്ധിക്കുന്ന ഓര്‍മ പിടിച്ചെടുക്കുവാന്‍ ഒരു പ്രബന്ധത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ വാമൊഴി പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ട്. കലാപത്തിന്റെ ദൃക്സാക്ഷികളില്‍നിന്നു മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നില്ല. ഉദാഹരണത്തിന് 1922ല്‍ ചൌെരിചൌെരയില്‍ നടന്ന അക്രമത്തെപ്പറ്റി പഠനം നടത്തിയ ഷഹീദ് അമീന്‍ '1922-1992' എന്നാണ് പഠനത്തിനെ കാലഗണന നടത്തിയിട്ടുള്ളത്. അക്രമത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരുടെ പേരക്കുട്ടികളുമായിപ്പോലും ഷഹീദ് അമീന്‍ സംഭാഷണം നടത്തുന്നുണ്ട്. എങ്ങനെ ചൌെരിചൌെര ഒരു ഓര്‍മയും ഒരു പ്രതീകവുമായി എന്നാണ് അമീന്‍ അന്വേഷിച്ചത് സംഭവങ്ങളുടെ' യഥാതഥ വിവരണമല്ലല്ലൊ ചരിത്രം. 1921 ലെ കലാപത്തെതുടര്‍ന്ന് ആന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ ഓര്‍മകളെന്താണ്? കലാപത്തില്‍ കിംവദന്തികള്‍ വഹിച്ച പങ്കെന്ത്? കലാപത്തില്‍ പരോക്ഷമായിപോലും പങ്കെടുക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഈ വക ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ തേടുന്നു. 1. ആര്‍ എച്ച് ഹിച്ച്കോക്ക്, എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റബല്ല്യന്‍, 1921 (1925) പുനഃപ്രസിദ്ധീകരണം 1983. കൂടാതെ ജി ആര്‍ എഫ് ടോട്ടന്‍ ഹാം (എഡി) ദ മാപ്പിള റബല്ല്യന്‍ 1921-22, മദിരാശി, 1922. 2. കെ മാധവന്‍നായര്‍, മലബാര്‍ കലാപം, കോഴിക്കോട്, 1971. 3. മോഴിക്കുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകള്‍, കോഴിക്കോട്, 1965. 4. സി ഗോപാലന്‍നായര്‍, ദ മലബാര്‍ റബല്ല്യന്‍, 1921, കോഴിക്കോട്, 1923. 6. 30 കൊല്ല കാലാവധിയാണ് രേഖകള്‍ കാണുന്നതിന് പരിധിയായി സാധാരണ വയ്ക്കുക. കലാപത്തിന്റെ കാര്യത്തില്‍ ഇത് 50 കൊല്ലമാക്കി ദീര്‍ഘപ്പിച്ചിരുന്നു. 7. സ്റ്റീഫന്‍ എഫ് ഡേല്‍, ദ മാപ്പിളാസ് ഓഫ് മലബാര്‍, 1498-1922, ഓക്സ്ഫോര്‍ഡ്, 1980. 8. ഇവിടെ ഹോബ്സ്ബാമിന്റെ സാമൂഹിക തസ്കരന്മാര്‍ (ീരശമഹ യമിറശ) എന്ന ആശയം ഉപയോഗിക്കാവുന്നതാണ്. പീനല്‍കോഡ് അനുസരിച്ചല്ലല്ലൊ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ തസ്കരന്മാരെ നിശ്ചയിക്കേണ്ടതും അവരുടെ പ്രവര്‍ത്തനങ്ങളെ പഠന വിധേയമാക്കേണ്ടതും. 9. സൌമേന്ദ്രനാഥ് ടാഗോര്‍, പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍, ബോംബെ, 1937. 10. എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് പെസന്റ് മൂവ്മെന്റ് ഇന്‍ കേരള, ബോംബെ, 1943. കൂടാതെ കേരള എസ്റ്റര്‍ഡേ, ടുഡേ ആന്‍ഡ് ടു മാറോ. ഭൂ വ്യവസ്ഥയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യകാല കാഴ്ചപ്പാടുകള്‍ 1940 ലെ കുടിയായ്മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള വിയോജനക്കുറിപ്പില്‍ കാണാം. 11. കോണ്‍റാഡ് വുഡ്ഡ്, ദ മാപ്പിള റബല്ല്യന്‍ ആന്‍ഡ് ഇറ്റ്സ് ജനിസിസ്, ന്യൂഡല്‍ഹി, 1987. 12. പ്രൊഫ. എം വി എസ് മേനോന്‍, മലബാര്‍ സമരം എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും കോഴിക്കോട്, 1992. 13. കെ എന്‍ പണിക്കര്‍, എഗെന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ് ന്യൂഡല്‍ഹി, 1989. 14. കെ ഗോപാലന്‍കുട്ടി, മലബാര്‍ പഠനങ്ങള്‍, തിരുവനന്തപുരം, 2007. കെ ഗോപാലന്‍കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010 Labels: ചരിത്രം, മലബാര്‍ കലാപം, രാഷ്ട്രീയം ജി 20 മാറി ജി 2 ഉണ്ടാകുമോ? രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആഗോള ക്രമത്തിലെ രാഷ്ട്രീയ-സാമ്പത്തിക സാമൂഹ്യ ബന്ധങ്ങളില്‍ സമൂല മാറ്റമുണ്ടാകണമെന്ന് ലോക നേതാക്കള്‍ ആഗ്രഹിച്ചു. തുടര്‍ന്ന് ആഗോള ക്രമത്തിന് പലതരത്തിലുമുള്ള പുനസ്സംഘടന നിര്‍ദ്ദേശിക്കപ്പെട്ടു. എന്നാല്‍ അവസാനം എത്തി നിന്നത് ഐക്യരാഷ്ട്രസഭയിലാണ്. പൊതുസഭയും സെക്യൂരിറ്റി കൗണ്‍സിലും നിലവില്‍ വന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണം നാലഞ്ച് സമ്പന്ന രാജ്യങ്ങളുടെ കൈയില്‍ തന്നെ നിലനിന്നു. രാഷ്ട്രീയ-സാമ്പത്തിക ശക്തിയായി വളര്‍ന്ന ഇന്ത്യയെ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരയംഗമാക്കി അംഗീകരിക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ ഇപ്പോഴും തയ്യാറല്ല. ഐക്യരാഷ്ട്രസഭയോടൊപ്പം 1944 ല്‍ നിലവില്‍ വന്നതാണ് ബ്രിട്ടന്‍ വുഡ്‌സ് ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഐ എം എഫും ലോക ബാങ്കും. വിദേശ വ്യാപാരത്തിലെ അടച്ചുബാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക ബന്ധങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ട ഐ എം എഫിന് ഇപ്പോഴും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക -സാമൂഹ്യ വികസനത്തിനാവശ്യമായ ഹ്രസ്വ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്ന ലോക ബാങ്കിനും അതിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ നേടാനായിട്ടില്ലെന്ന് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നു. ഈ രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങളും നടപടികളും നല്‍കാന്‍ സമ്പന്ന രാജ്യങ്ങള്‍ വിമുഖത കാണിക്കുന്നുവെന്നാണ് പരാതി. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളുടേത്. ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭ, ഐ എം എഫ്, ലോകബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പുനഃസംഘടന വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെടുന്നു. ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ വ്യാപാര ബന്ധങ്ങളെ സ്വാധീനിക്കുന്ന താരിഫ് ബന്ധങ്ങളെക്കുറിച്ച് ചില തീരുമാനങ്ങള്‍ ഉണ്ടായി. നീതിയുക്തമായ വ്യാപാരവും വികസനവും ഉറപ്പാക്കാന്‍ നിയന്ത്രിത വ്യാപാരത്തേക്കാളും സ്വതന്ത്ര വ്യാപാരമാണ് എന്ന വാദം ശക്തമായി. എന്നാലിത് ഉടനെ നടപ്പാക്കുന്നതിനെ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍, മൂന്നാം ലോകരാജ്യങ്ങള്‍ എതിര്‍ത്തു. 1994 ല്‍ ഗാട്ട് കരാര്‍ ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്നവര്‍ ശഠിച്ചു. ഇന്ത്യയും മറ്റും ജി-77 എന്ന പ്രത്യേക ഗ്രൂപ്പിന് രൂപം നല്‍കി താരിഫ് ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തതിന്റെ ഫലമായി സമ്പന്ന രാജ്യങ്ങളില്‍ നിന്നും പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുത്തു. എന്നാലതിനെ നിരുത്സാഹപ്പെടുത്താനും വികസ്വര രാജ്യങ്ങളെ തളച്ചിടാനും വേണ്ടിയാണ് സമ്പന്ന രാജ്യങ്ങള്‍ ഡബ്ല്യൂ ടി ഓ കരാര്‍ ഉണ്ടാക്കിയത്. അതനുസരിച്ച് സമയബന്ധിതമായി എല്ലാ അംഗങ്ങളും സ്വതന്ത്ര വ്യാപാര ക്രമം അംഗീകരിക്കണമെന്ന ആശയം ശക്തമായി. ഈയവസ്ഥയില്‍ ജി-77 നിര്‍ജ്ജീവമായി. മൂന്നാം ലോകരാജ്യങ്ങളുടെ മുന്നണിയില്‍ നിന്ന് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യയെ തങ്ങളുടെ വശത്തേയ്ക്ക് മാറ്റാന്‍ സമ്പന്ന രാജ്യങ്ങള്‍ നിരന്തരം ശ്രമം തുടങ്ങി. ഇന്ത്യയുടെ വികസന മുന്നേറ്റത്തെ അവര്‍ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ വിപണിയുടെ വലുപ്പം അവരെ ആകര്‍ഷിച്ചു. ഇന്ത്യയിലെ മനുഷ്യ സമ്പത്തും സാങ്കേതിക വിദ്യയിലുള്ള കൈക്കരുത്തും തങ്ങള്‍ക്ക് ഉപകരിക്കുമെന്ന് അവര്‍ മനസ്സിലാക്കി. ഒരു വശത്ത് അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയെ ഒതുക്കണമെങ്കില്‍ ഇന്ത്യയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. അതിന്റെ കൂടിയുണ്ടായ ഫലമാണ് ഇന്ത്യയെ ജി-20 ലേയ്ക്ക് ആകര്‍ഷിച്ച നടപടി. ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വേദിയായി അറിയപ്പെടുന്ന ജി-20 ല്‍ ഇന്ത്യ അംഗമായിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യ ദരിദ്ര രാജ്യങ്ങളുടെ, വികസ്വര രാജ്യങ്ങളുടെ, മൂന്നാം ലോക രാജ്യങ്ങളുടെ കൂടെ ഇനിയുണ്ടായിരിക്കുകയില്ലെന്ന സൂചന ശക്തമായി. ആഗോള ക്രമത്തിലെ ബലപരീക്ഷണങ്ങള്‍ തുടരുകയാണ്. ഇക്കഴിഞ്ഞയാഴ്ചയാണ് ജി 20 ന്റെ സിയോള്‍ (കൊറിയ) സമ്മേളനം അവസാനിച്ചത്. ജി-20 സമ്മേളനത്തില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല. ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി ഉണ്ടായ അവസരത്തിലാണ് ജി-20 1999 ല്‍ നിലവില്‍ വന്നത്. ഫൈനാന്‍ഷ്യല്‍ വിപണിയില്‍ സ്ഥിരത സൃഷ്ടിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന് അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണ്. ത്വരിത വികസനത്തിന് വേണ്ട നയങ്ങളില്‍ പ്രധാനം മൂലധനമാണ്. ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡ് സ്ഥാപിച്ചാല്‍ ഫൈനാന്‍ഷ്യല്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ കുറയ്ക്കാന്‍ പറ്റും. ജി-20 നെ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിനാവശ്യമായ ഒരു വേദിയായി മാറ്റാനാണ് തീരുമാനം. എന്നാല്‍ ഈയവസരത്തില്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഗോളക്രമത്തില്‍ സമ്പന്ന രാജ്യങ്ങളുടെയും മറ്റ് കൂട്ടുകെട്ടുകളും ഇന്ന് നിലവിലുണ്ട്. ഉദാഹരണത്തിന് യൂറോപ്യന്‍ യൂണിയന്‍, ജി-8, ജി-4 എന്നീ ഗ്രൂപ്പുകള്‍. ഇന്ന് നടക്കുന്ന ആഗോളതല ചര്‍ച്ചകളില്‍ ഭാവിയില്‍ ഏത് ദിശയിലേയ്ക്കാണ് ആഗോളക്രമത്തിലെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ നീങ്ങുന്നതെന്ന ചില സൂചനകള്‍ വന്നിട്ടുണ്ട്. ഒരുകാലത്ത് അമേരിക്കയുടെ എതിര്‍പക്ഷത്തായിരുന്നു സോവിയറ്റ് യൂണിയന്‍. അമേരിക്കയുടെ പിറകില്‍ സ്വതന്ത്ര ജനാധിപത്യ രാജ്യങ്ങള്‍, പ്രത്യേകിച്ചും സമ്പന്ന രാജ്യങ്ങള്‍ അണിനിരന്നു. സോവിയറ്റ് യൂണിയന്റെ പിറകില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിച്ച രാജ്യങ്ങളും അണിനിരന്നു. എന്നാല്‍ ഇവയ്ക്ക് രണ്ടും വ്യത്യസ്തമായി കൊളോണിയല്‍ ബന്ധനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. മാര്‍ഷല്‍ ടിറ്റോ, സുക്കാര്‍ണോ, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരാണ് ഈ മൂന്നാംലോക സംഘത്തിന് രൂപം നല്‍കിയത്. എന്നാലിന്ന് മേല്‍സൂചിപ്പിച്ച മൂന്ന് സംഘങ്ങളും പ്രവര്‍ത്തനത്തിലില്ല. സോവിയറ്റ് യൂണിയന്‍ പെരിസ്‌ട്രോയിക്ക, ഗ്ലാസ്‌നോസ്റ്റ് എന്നൊക്കെപ്പറഞ്ഞ് വിപണി സമ്പ്രദായത്തോട് അടുത്തു. സാമ്പത്തിക പുനസംഘടനയും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കി. ഇതേസമയത്ത് ചൈന സോഷ്യലിസ്റ്റ് പാതയില്‍ നിന്നും അധികം വ്യതിചലിക്കാതെ വിപണി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷക്കാലം കൊണ്ട് അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയാണ് ചൈന കൈവരിച്ചത്. ചൈനയുടെ ചില സാമ്പത്തിക-വ്യാപാര നയങ്ങള്‍ അമേരിക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് ചൈനയുടെ കറന്‍സി മൂല്യം ചൈനയ്ക്ക് അനുകൂലമാക്കിവെച്ച്, ലോക കയറ്റുമതി വിപണി അത് കൈയ്യടക്കിയിരിക്കുകയാണ്. ചൈനയുടെ വ്യാപാരമിച്ചം അതിഭീമമാണ്. അതേ സമയത്ത് അത്രയും തന്നെ ഭീമമാണ് അമേരിക്കയുടെ വ്യാപാര കമ്മിയും. ആഗോളക്രമത്തില്‍ അമേരിക്കയും ചൈനയും നടത്തുന്ന നയങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ആഘാതം ഇന്ത്യയും അനുഭവിക്കുന്നുണ്ട്. അമേരിക്കയില്‍ ഒരു വിഭാഗം ചിന്തകര്‍, അമേരിക്ക ചൈനയുമായി കൂടുതല്‍ സൗഹൃദം സൃഷ്ടിക്കണമെന്ന് വാദിക്കുന്നു. അതിന്റെ തുടക്കമായി ജി-20 ന് പകരം ജി-2 എന്ന സംഘത്തിന് രൂപം നല്‍കാന്‍ ഒബാമയുടെ മേല്‍ സമ്മര്‍ദമുണ്ട്. അമേരിക്കയും ചൈനയും ഒന്നുചേര്‍ന്ന് ജി -2 ഉണ്ടാകുമോ? രണ്ട് രാജ്യങ്ങളും പരസ്പരം പലവിധ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. ആഗോളക്രമം, ആഗോള വിപണി എന്നിവ രണ്ടായി വീതിച്ച് എടുക്കാനാണ് ജി-2 മുന്‍ഗണന നല്‍കുക. ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കും? ഒരു വശത്ത് മള്‍ട്ടിലാറ്ററലിസം അന്താരാഷ്ട്ര സഹകരണം എന്നൊക്കെ ഉറക്കെ ഉദ്‌ഘോഷിക്കുന്ന സമയത്ത് തന്നെ, സ്വാര്‍ഥതാല്‍പര്യത്തിന് വേണ്ടി ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജി-2 ഉണ്ടാകുന്നതിന് മുമ്പ് നാം ജാഗരൂകരാകേണ്ടതുണ്ട്. പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 25-11-2010 Labels: ജി 20, രാഷ്ട്രീയം, സാമ്രാജ്യത്വം തട്ടിപ്പിനു വഴിവച്ചത് ബാങ്കിങ് മേഖലയിലെ സുതാര്യതയില്ലായ്മ ബാങ്കിങ് മേഖലയില്‍ നിലനില്‍ക്കുന്ന സുതാര്യതയില്ലായ്മയാണ് ഭവനവായ്പ കുംഭകോണം അടക്കമുള്ള അഴിമതികള്‍ക്ക് വഴിയൊരുക്കുന്നത്. ബാങ്കിങ് റഗുലേഷന്‍ നിയമത്തില്‍ ഭേദഗതിവരുത്തി ബാങ്കുകളുടെ സാമ്പത്തികനടപടികള്‍ സുതാര്യമായി പരിശോധിക്കാന്‍ അവസരമൊരുക്കണമെന്ന് ബാങ്കിങ് മേഖലയിലെ സംഘടനകള്‍ ദീര്‍ഘനാളായി ആവശ്യമുയര്‍ത്തുന്നതാണ്. എന്നാല്‍, ഇതിന് വിപരീതമായി ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ രഹസ്യസ്വഭാവമുള്ളതും ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്തതുമാക്കണം എന്ന രഘുരാമന്‍ രാജന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിന്റെ വിശദാംശം പരിശോധിക്കപ്പെട്ടാല്‍ ഇപ്പോള്‍ വെളിപ്പെട്ടതുപോലുള്ള തട്ടിപ്പുകള്‍ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. നവഉദാരവല്‍ക്കരണ നടപടികളുടെ ഭാഗമായി രാഷ്ട്രീയനേതൃത്വമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കിയതെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എ കെ രമേഷ് പറഞ്ഞു. സ്പെക്ട്രം കുംഭകോണം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നതുപോലെ ബാങ്കുകളിലെ അഴിമതിസാധ്യത സംബന്ധിച്ച് ബാങ്ക് ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബാങ്കിങ് രഹസ്യം എന്നപേരില്‍ ഒട്ടേറെ കാര്യങ്ങള്‍ മൂടിവയ്ക്കാന്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ കഴിയും. അഴിമതിക്കുള്ള പഴുതുകള്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ വഴികള്‍ തുറന്നിടാനാണ് കേന്ദ്ര ആസൂത്രണ കമീഷന്‍ നിയോഗിച്ച രഘുരാമന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. Labels: അഴിമതി, ട്രേഡ് യൂണിയന്‍, ബാങ്കിംഗ് കേന്ദ്ര സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫെബ്രുവരി 19-ാം തീയതി ഇസ്രായേല്‍ സന്ദര്‍ശനവേളയില്‍ ഇന്ത്യ ഇസ്രായേല്‍ ബന്ധത്തെ വിശേഷിപ്പിച്ചത് രണ്ട് ആത്മാക്കള്‍ (two souls) തമ്മിലുള്ള ബന്ധ''മെന്നാണ്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍ അത്യാധുനികമാണെന്നും "നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനപ്പെടുമെന്നും സിന്ധ്യ പ്രസ്താവിച്ചു ശക്തമായ മൌലിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി നാം സുഹൃദ് രാജ്യങ്ങളും തന്ത്രപര പങ്കാളികളുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം പൂര്‍ണമായി സഹകരിക്കണം കേന്ദ്രമന്ത്രിയും ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസുമായി നടന്ന സംഭാഷണവേളയില്‍ പെരസ് പറഞ്ഞു ഇന്ത്യയുടെ സുരക്ഷ ഇസ്രായേലിന് അതിന്റെ സ്വന്തം സുരക്ഷയെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നു ഇസ്രായേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ എതിര്‍ത്ത ഇന്ത്യ, ഇസ്രായേലുമായി 1948 മുതല്‍ 1992 വരെ നയതന്ത്രബന്ധമില്ലാതിരുന്ന ഇന്ത്യ, എപ്പോഴാണ്, എങ്ങനെയാണ് ഇസ്രായേലിന്റെ ആത്മ സുഹൃത്തും, ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയുമായത്? ഇതിന് ഉത്തരം അന്വേഷിക്കുമ്പോഴാണ് ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ മൌലികമായ മാറ്റം നാം മനസ്സിലാക്കുന്നത്. ഇസ്രായേലുമായി പ്രതിരോധ, സൈനിക, ഇന്റലിജന്‍സ്, സുരക്ഷാതലങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റാണ്. ഇതുണ്ടായത് അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചട്ടക്കൂടിലായിരുന്നു. എന്‍ഡിഎ സര്‍ക്കാരാണല്ലോ ഇന്ത്യയെ അമേരിക്കയുടെ വിനീത വിധേയനാക്കിയത്. വിദേശനയത്തില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ നയം തുടര്‍ന്ന യുപിഎ സര്‍ക്കാര്‍ ഇന്ത്യയെ അമേരിക്കയുടെ മുമ്പില്‍ കൂടുതല്‍ വിനീത വിധേയനാക്കുകയായിരുന്നു. 2003ല്‍ അമേരിക്ക ഇറാഖില്‍ ആക്രമണം നടത്തി രണ്ടുമാസം കഴിയുന്നതിനുമുമ്പ് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍ഡിഎ സര്‍ക്കാര്‍) ബ്രജേഷ് മിശ്ര ഇന്ത്യ യുഎസ് ഇസ്രായേല്‍ സഖ്യത്തിന് ആഹ്വാനം ചെയ്തു. അമേരിക്കന്‍ ജൂത കമ്മിറ്റി (American Jewish Committee) യുടെ വാര്‍ഷിക വിരുന്നില്‍ ചെയ്ത പ്രസംഗത്തിലായിരുന്നു മിശ്രയുടെ ആഹ്വാനം. സെപ്തംബര്‍ പതിനൊന്നിനെ തുടര്‍ന്നുണ്ടായ ഭീകരവാദവിരുദ്ധ യുദ്ധത്തിന്റെ അനുകൂല കാലാവസ്ഥ, ഇന്ത്യയും ഇസ്രായേലുമായുള്ള സുരക്ഷാബന്ധത്തെ, ഇന്ത്യ അമേരിക്ക തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ തന്നെ ഒരു തന്ത്രപര സഖ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു. 1998ല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, ഇന്ത്യ ഇസ്രായേല്‍ ബന്ധങ്ങളില്‍ സമൂല പരിവര്‍ത്തനം ഉണ്ടായത്. സംഘപരിവാറിനോടൊപ്പം, ബിജെപിയും അതിനുമുമ്പ് ജനസംഘവും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അറബി രാഷ്ട്രങ്ങള്‍ക്ക് അനുകൂലമായ വിദേശനയം സ്വീകരിച്ചിരുന്നതിനെ വിമര്‍ശിച്ചിരുന്നു. 2000ല്‍ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗും ഇസ്രായേല്‍ സന്ദര്‍ശിച്ചു. അവരുടെ പ്രസ്താവനകള്‍ പ്രത്യയശാസ്ത്രപരമായി അവര്‍ ഇസ്രായേലിനെ പിന്താങ്ങുന്നതായി വ്യക്തമാക്കി. "2001 സെപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്കുശേഷം, ഭീകരവാദവിരുദ്ധ യുദ്ധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാഷിംഗ്ടണുള്ള സഖ്യകക്ഷികള്‍ ഇസ്രായേലും ഇന്ത്യയും ടര്‍ക്കിയും മാത്രമാണ്''എന്ന്, വോള്‍സ്ട്രീറ്റ് ജേര്‍ണല്‍ (Wall Street Journal) പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു. ടര്‍ക്കി ജനാധിപത്യത്തിലേക്ക് നീങ്ങിയത്, അമേരിക്കയുടെ നയവിദഗ്ധര്‍ക്ക് കടുത്ത നിരാശയുണ്ടാക്കിയപ്പോള്‍, ഇസ്രായേലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യത്തെ കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിച്ചത്, ഇറാഖിനെ ആക്രമിക്കണമെന്ന് ബുഷ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയ അതേ ശക്തികള്‍ തന്നെയായിരുന്നു. ഇസ്രായേല്‍ ഇന്ത്യ സഖ്യത്തെ ഇസ്രായേലി പരിപ്രേക്ഷ്യത്തില്‍ എങ്ങനെ കാണണമെന്ന് വെളിവാക്കുന്നതായിരുന്നു, 2003 ഫെബ്രുവരി 28-ാം തീയതി 'ജറുശലേം പോസ്റ്റ്' ദിനപത്രത്തില്‍ പ്രൊഫ. മാര്‍ട്ടിന്‍ ഷെര്‍മാന്‍ എഴുതിയ ലേഖനം ഇന്ത്യയും ഇസ്രായേലും സുശക്തമായ ഒരു തന്ത്രപരസഖ്യം വാര്‍ത്തെടുക്കുന്നു''വെന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട് സമുദ്രാധിഷ്ഠിത പ്രതിരോധ കഴിവ് വികസിപ്പിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതിനാല്‍ ഇന്ത്യയുമായുള്ള സഖ്യം പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്രായേലിന്റെ ഭൂപ്രദേശത്തിന്റെ പരിമിതി കണക്കിലെടുക്കുന്ന സുരക്ഷാനേതൃത്വം സമുദ്രാധിഷ്ഠിത പ്രതിരോധത്തിന്റെ നിര്‍ണായക പ്രാധാന്യത്തെപ്പറ്റി വര്‍ദ്ധമാനമായ ബോദ്ധ്യമുള്ളവരാണ്. ഈ പ്രദേശത്തുള്ള മറ്റു രാജ്യങ്ങള്‍ ആധുനിക ആയുധങ്ങള്‍ സ്വായത്തമാക്കുന്നതോടെ, കരയിലെ സൈനികസംവിധാനത്തിന്റെ ബലഹീനത വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇസ്രായേലിന്റെ പ്രതിരോധവീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് അതീവ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. സമുദ്രത്തിലുള്ള പ്രതിരോധ സൌകര്യങ്ങള്‍ക്ക് ഇന്ത്യയുടെ നാവികസേനയുമായുള്ള സഹകരണം നിര്‍ണ്ണായകമാണ് ഷെര്‍മാന്‍ എഴുതി. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അത് ഇസ്രായേലുമായുള്ള പ്രതിരോധ, ഇന്റലിജന്‍സ് ബന്ധങ്ങള്‍ തുടരുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പിന്തുണയെപ്പറ്റിയുള്ള പ്രസ്താവനകള്‍ കൂടുതല്‍ ഉച്ചത്തിലും, കൂടുതല്‍ തവണയും യുപിഎ ഗവണ്‍മെന്റ് ആവര്‍ത്തിക്കുന്നതായി തോന്നി. യാസര്‍ അറഫാത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസിനു ബാദ്ധ്യതയുണ്ടെന്ന വീക്ഷണഗതിയുമായി ബന്ധപ്പെട്ടായിരുന്നു പലസ്തീനുള്ള പിന്തുണയുടെ പ്രകടനം. പക്ഷേ, ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം പലസ്തീന്‍ താല്‍പര്യങ്ങള്‍ക്കു ഹാനികരണമാണെന്ന് അംഗീകരിക്കാന്‍ യുപിഎ ഗവണ്‍മെന്റും തയ്യാറായില്ല. യുപിഎ ഗവണ്‍മെന്റിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ, പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജി, ഇസ്രായേലുമായുള്ള വര്‍ദ്ധമാനമായ പ്രതിരോധബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്ന് വ്യക്തമാക്കി നമുക്ക് വിഭിന്ന അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് ഏകാഭിപ്രായമാണ് ബിജെപിയുടെ പ്രത്യയശാസ്ത്രമൂശയില്‍ വാര്‍ത്തെടുത്ത ഇന്ത്യ ഇസ്രായേല്‍ ബന്ധത്തിലെ പ്രതിമാനങ്ങളെല്ലാം പുതിയ ഭരണാധികാരികള്‍ക്കു സ്വീകാര്യമായിരുന്നു. ഇന്ത്യ ഇസ്രായേല്‍ ബന്ധ കാര്യങ്ങളില്‍ വിദഗ്ദ്ധനായ പി ആര്‍ കുമാരസ്വാമി എഴുതി Asia Time Online, March 11, 2005 ഏതാനും ആഴ്ചകളിലെ ആകാംക്ഷയ്ക്കും, അനിശ്ചിതത്തിനുംശേഷം, ഇന്ത്യ ഇസ്രായേല്‍ ബന്ധം വീണ്ടും നേര്‍പാതയിലാണെന്നു തോന്നുന്നു. അടുത്തയിട വര്‍ദ്ധമാനമായ സമ്പര്‍ക്കങ്ങള്‍, മുമ്പ് അധികാരത്തിലിരുന്ന വലതുപക്ഷ ഗവണ്‍മെന്റിന്റെ ഇസ്രായേല്‍ പക്ഷ നയങ്ങളെ അന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നെങ്കിലും, ഇസ്രായേലുമായുള്ള പുതിയ ബന്ധം തുടരുന്നതിന്റെ ആവശ്യകത ഇന്ന് കോണ്‍ഗ്രസ് കക്ഷി അംഗീകരിക്കുന്നുവെന്ന് തെളിയിക്കുന്നു. ഇന്ത്യയുടെ മദ്ധ്യപൂര്‍വേഷ്യന്‍ നയത്തിലുള്ള സ്ഥാനത്തെപ്പറ്റി ന്യൂഡല്‍ഹിയില്‍ എന്തെങ്കിലും സംശയങ്ങള്‍ അവശേഷിച്ചിരുന്നെങ്കില്‍, പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ നവംബര്‍ മാസത്തെ മരണം അവയെയെല്ലാം ദൂരീകരിച്ചതായി തോന്നുന്നു. ദീര്‍ഘകാലമായി അറഫാത്തുമായി (പലസ്തീന്‍ പ്രശ്നത്തില്‍) താദാത്മ്യം പ്രാപിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ മരണം ഇന്ത്യയെ, പ്രത്യേകിച്ചും കോണ്‍ഗ്രസ് കക്ഷിയെ, പരമ്പരാഗത ബന്ധങ്ങള്‍ തുടരാതെ വിശാലമായ മദ്ധ്യപൂര്‍വദേശത്തെ നോക്കി കാണാന്‍ സഹായിച്ചു ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധത്തെ പിന്താങ്ങുന്ന ഒരു നിരീക്ഷണമാണിത്. അറഫാത്തിന്റെ മരണം കഴിഞ്ഞ് ഇസ്രായേലുമായുള്ള ബന്ധങ്ങളില്‍ പുതിയ ഒരു മുന്നേറ്റമുണ്ടാക്കാന്‍ യുപിഎ ഗവണ്‍മെന്റ് ശ്രമിച്ചുവെന്നത് അനിഷേധ്യമാണ്. സ്വരത്തിലും, പദപ്രയോഗങ്ങളിലും വ്യത്യാസങ്ങള്‍ കണ്ടുവെങ്കിലും, യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ പ്രശ്നത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിന്നിടത്തുനിന്ന് യുപിഎ സര്‍ക്കാര്‍ ഒട്ടും മുന്നോട്ടുപോയില്ല. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചുവെന്നതിന് തെളിവൊന്നുമില്ല. പലസ്തീന്‍ പ്രശ്നത്തെപ്പറ്റി പുതിയ അവതരണശൈലി ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു. ആയുധവ്യാപാരത്തിലൂടെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്ന ഇസ്രായേലിന്റെ യുദ്ധസമ്പദ്ക്രമം പലസ്തീന്‍ ജനതയുടെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വസ്തുത അംഗീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല. "ഇസ്രായേലാണ് ഇന്ത്യക്ക് ഏറ്റവും അധികം ആയുധങ്ങള്‍ നല്‍കുന്ന രാജ്യം 2009 ഫെബ്രുവരി 15-ാം തീയതിയിലെ 'ജറുശലേം പോസ്റ്റ്' പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ടാണിത്. അതുവരെ ഈ പദവി റഷ്യക്കായിരുന്നു. റഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും അധികം ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇന്ത്യയും ഇസ്രായേലും തമ്മില്‍ ഏറ്റവും അടുത്ത സഹകരണമാണുള്ള''തെന്നും ഇസ്രായേലിന്റെ ആയുധ സംവിധാനങ്ങളെയും, ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അനുഭവങ്ങളെയും ഇന്ത്യക്കാര്‍ ബഹുമാനിക്കുന്നു''വെന്നും ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചതായി "പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പറയുമ്പോള്‍, അടിവരയിടേണ്ടത് പ്രതിരോധബന്ധങ്ങള്‍ക്കാണ്. ആയുധ ഇറക്കുമതി, ആയുധ വ്യവസായ സഹകരണം, സൈനിക സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ആയുധ വ്യവസായമാണ് ഇസ്രായേലിന്റെ ഏറ്റവും വലിയ വ്യവസായം. ആയുധവ്യാപാരമാണ് ഇസ്രായേലിന്റെ സമ്പദ്ക്രമത്തിന്റെ നട്ടെല്ല്. കയറ്റുമതിയില്‍ മൂന്നിലൊന്നോളം വരും ആയുധ കയറ്റുമതി. ഇസ്രായേലിനെ ഒരു വലിയ സൈനികശക്തിയായി നിലനിര്‍ത്തുന്നതിലും ആ രാജ്യത്തിന്റെ സൈനിക സമ്പദ്ക്രമത്തെ നിലനിര്‍ത്തുന്നതിലും, വളര്‍ത്തുന്നതിലും, അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഇന്ത്യക്കാണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍നിന്ന് ഇസ്രായേലിന് ലഭിക്കുന്ന വാര്‍ഷിക സൈനിക സഹായം 350 കോടി ഡോളറാണ്; ഏകദേശം 17500 കോടി രൂപ. ഇന്ത്യ ഇസ്രായേലില്‍ നിന്നു വാങ്ങുന്ന ആയുധങ്ങളുടെ വിലയുടെ വാര്‍ഷിക ശരാശരി 150 കോടി ഡോളറാണ്; 7500 കോടി രൂപ. ഇസ്രായേലിന്റെ ആയുധ ഉല്‍പാദനത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇസ്രായേലി സൈന്യത്തിന് ആവശ്യമുള്ളൂ. ബാക്കിയുള്ള മൂന്നില്‍ രണ്ടില്‍ ഗണ്യമായ ഭാഗം ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഇസ്രായേലിന്റെ ആയുധ വ്യവസായം ആയുധ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ആയുധ വ്യവസായത്തിന്റെ നിലനില്‍പും വളര്‍ച്ചയും ഉറപ്പാക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് പലസ്തീന്‍കാര്‍ക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്ക് ഇന്ത്യ സബ്സിഡി നല്‍കുന്നുവെന്ന് പറയുന്നത് ശരിയാവുന്നത്. കാര്‍ഗില്‍ യുദ്ധകാലം മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്തു 45000 കോടി രൂപ ഇസ്രായേലിന്റെ സൈനിക സമ്പദ്ക്രമം വളര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് ഇതു വെളിവാക്കുന്നു. ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള 'സബിറ്റി'ന്റെ മേധാവി യഹൂദ് ഷാഹി ഒരു ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധങ്ങള്‍ക്ക് ഇസ്രായേല്‍ എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ആയുധവ്യാപാരം, ഗവേഷണ വികസന പദ്ധതികള്‍, മിസൈല്‍ സംവിധാനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍ എന്നിവയെല്ലാം എടുത്തു പറഞ്ഞ ഷാഹി, ഇന്ത്യയുമായി ഇസ്രായേലിന് സവിശേഷമായ ഒരു പ്രതിരോധ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി. അടുത്തയിടെ സംയുക്ത ആയുധ ഉല്‍പ്പാദനത്തിലേക്ക് അത് തിരിഞ്ഞിരിക്കുകയാണ്. ഒട്ടനവധി പദ്ധതികള്‍ ഉണ്ട്. ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള പ്രതിരോധ ഇടപാടുകളൊന്നും സുതാര്യമല്ല. പലതും രഹസ്യകരാറുകളുടെ അടിസ്ഥാനത്തിലാണ്. മിക്കപ്പോഴും ഇസ്രായേലി മാധ്യമങ്ങളില്‍ നിന്നാണ് ഇതേപ്പറ്റിയൊക്കെയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. 2009 ഏപ്രിലില്‍ ഉണ്ടാക്കിയ മിസൈല്‍ കരാര്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യാ ഗവണ്‍മെന്റും ഇസ്രായേലിലെ ആയുധ കമ്പനിയായ "ഇസ്രായേലി ഏറോസ്പേസ് ഐഎഐ) യാണ് കരാറുണ്ടാക്കിയത്. 7500 കോടി രൂപയുടെ ഇടപാടാണ് ഇത്. ഇവിടെ എടുത്തുപറയേണ്ട കാര്യം ഐഎഐ എന്ന കമ്പനി ഇസ്രായേലിലും ഇന്ത്യയിലും അഴിമതി അന്വേഷണത്തിന് വിധേയമാണെന്നുള്ളതാണ്. ഈ ഇടപാടില്‍ ഇന്ത്യ ഒപ്പിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പി (2009)നു രണ്ടു ദിവസം മുമ്പായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചത്. ഇസ്രായേലില്‍ തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഐഎഐ തന്നെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഐഎഐ അന്വേഷണ വിധേയമായിരിക്കുന്നിടത്തോളം കാലം, ആ കമ്പനിയുമായി കരാറുകളുണ്ടാക്കരുതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശത്തെ അവഗണിച്ചായിരുന്നു ഈ ഇടപാട്. തെരഞ്ഞെടുപ്പുകാലത്ത് ഇതേപറ്റിയുണ്ടായ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക് കഴിഞ്ഞില്ല. ഈ കരാറിന്റെ ഫലമായി രണ്ട് ഇടനിലക്കാര്‍ക്ക് 9% കമ്മീഷന്‍ ലഭിച്ചുവെന്നും, അവരുടെ പേരുകള്‍ സുധീര്‍ ചൌധരി, സുരേഷ് നന്ദ എന്നാണെന്നും ഇസ്രയേലി പത്രമായ 'ഹാരട്സ്' വെളിപ്പെടുത്തി. ഗവണ്‍മെന്റ് നേരിട്ടു നടത്തുന്ന ഇടപാടുകളില്‍ കമ്മീഷന്‍ പാടില്ല എന്ന നിബന്ധനയും ഇവിടെ ലംഘിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണത്തിന് പുതിയ ഒരു മേഖലയുണ്ട്: ബഹിരാകാശം. 2008 ജൂണ്‍ മൂന്നാം വാരത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ഇസ്രായേലിന്റെ ഒരു ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യയുടെ ആധുനിക ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാണിജ്യപരമായ ഒരു കരാറാണെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ വിശദീകരണം. ഇസ്രായേലി മാധ്യമങ്ങളാണ് ഇതിന്റെ തന്ത്രപരപ്രാധാന്യം എടുത്തുകാട്ടിയത്. അങ്ങനെ ഇന്ത്യ വിക്ഷേപിച്ച ഇസ്രായേലിന്റെ ടെക്സാര്‍ ഉപഗ്രഹം ഇന്ത്യ ഇസ്രായേല്‍ ബന്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ ആരംഭം കുറിച്ചു ഇന്റലിജന്‍സ്' ശേഖരിക്കുന്നതില്‍ ഇസ്രായേലിന്റെ കഴിവു വളരെ വര്‍ദ്ധിപ്പിച്ചു; പ്രത്യേകിച്ചും ഇറാനെപ്പറ്റിയുള്ള ടെക്സാറിന്റെ തന്ത്രപര, പ്രതിരോധ പ്രാധാന്യത്തെപ്പറ്റി ഇന്ത്യാ ഗവണ്‍മെന്റ് മൌനം പാലിച്ചു. 2009 ഏപ്രില്‍ 20-ാം തീയതി ഐഎസ്ആര്‍ഒ വേറൊരു ഇസ്രായേലി നിര്‍മ്മിത ഉപഗ്രഹം വിക്ഷേപിച്ചു. ഈ ഉപഗ്രഹം ഇന്ത്യക്കുവേണ്ടിയായിരുന്നു. അതായത് ഇന്ത്യ ഇസ്രായേലില്‍നിന്ന് ഒരു ഉപഗ്രഹം വാങ്ങുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തെപ്പറ്റി ഐഎസ്ആര്‍ഒ ഒന്നും പറഞ്ഞില്ല. ഇസ്രായേലി മാധ്യമങ്ങളാണ് അത് റഡാര്‍ പ്രതിബിംബങ്ങളെടുക്കാന്‍ കഴിവുള്ള ചാരഉപഗ്രഹമാണെന്ന് വെളിപ്പെടുത്തിയത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണമായിരുന്നു ഇന്ത്യയുടെ ഈ പുതിയ സുരക്ഷാ സംവിധാനത്തിന്റെ പശ്ചാത്തലം. ഇസ്രായേലുമായുള്ള ഇന്ത്യയുടെ പ്രതിരോധ സഹകരണംപോലെയോ; അതിനേക്കാള്‍ രൂക്ഷമായ വിധത്തിലോ വിമര്‍ശിക്കേണ്ടതാണ് പ്രതിഭീകരതയുടെ പേരിലുള്ള സഹകരണം. കാരണം ഇത് അടിസ്ഥാനപരമായ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് കേന്ദ്രമന്ത്രി സിന്ധ്യ ടെല്‍ അവീവില്‍ ചെയ്ത പ്രസ്താവനയെ പരാമര്‍ശിച്ചിരുന്നല്ലോ. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളെ പ്രശംസിച്ച മന്ത്രി ഭീകരതയുടെ അപകടത്തെ നേരിടാന്‍ നാം, ഇന്ത്യാ ഇസ്രായേല്‍ പൂര്‍ണമായി സഹകരിക്കണമെന്ന് പറഞ്ഞു. എന്‍ഡിഎ ഗവണ്‍മെന്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര ഇന്ത്യാ ഇസ്രായേല്‍ യുഎസ് സഖ്യത്തിന് ആഹ്വാനം നല്‍കിയത് ഈ മൂന്നു രാജ്യങ്ങളും ഭീകരതയെന്ന പൊതുശത്രുവിനെ നേരിടുന്നുവെന്ന് പറഞ്ഞാണ്. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെയാണ് ഭീകരവാദം എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ എന്തു നടപടിയും സ്വീകരിക്കാനുള്ള ലൈസന്‍സായി 'ഭീകരതാവിരുദ്ധയുദ്ധ''ത്തെ ഇസ്രായേല്‍ ഉപയോഗിച്ചു. ഇതിനുള്ള സംവിധാനത്തെയാണോ ഇന്ത്യ പ്രശംസിക്കുന്നത്? ഇസ്രായേലിന്റെ ഈ 'അനുഭവ'മാണോ ഇന്ത്യ പാഠമാക്കുന്നത്? ഇസ്രായേലിന്റെ ഭീകരവാദ വ്യാഖ്യാനത്തെ എന്‍ഡിഎ ഗവണ്‍മെന്റ് അംഗീകരിച്ചത് യുപിഎ ഗവണ്‍മെന്റുകളും തുടരുകയാണ്. അന്നത്തെ ഇസ്രായേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസിന്റെ 2002 ജനുവരിയിലെ ന്യൂഡല്‍ഹി സന്ദര്‍ശനം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരബന്ധം ഉറപ്പാക്കാനുള്ള അവസരമായിത്തീര്‍ന്നു. പെരസിന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ നാം ഒരേ പാളയത്തിലാണ്. അതനുസരിച്ച് നമ്മുടെ ബന്ധം വളര്‍ത്തിയെടുക്കണം'. പെരസിന്റെ സന്ദര്‍ശന സമയത്ത് ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രസ്താവിച്ചു അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്ന് വളരെ നാളായി ക്ളേശം അനുഭവിക്കുന്ന, ഭീകരവാദത്തെ നേരിടുന്നതിലുള്ള ഇസ്രായേലിന്റെ അനുഭവത്തില്‍നിന്ന് പഠിക്കുന്നത്, ഇന്ത്യ കൂടുതല്‍ കൂടുതല്‍ പ്രയോജനകരമായി കാണുന്നു പലസ്തീന്‍ വിമോചനസമരത്തെ അതിര്‍ത്തി കടന്നുള്ള ഭീകരവാദമായി കരുതിയ നമ്മുടെ വിദേശകാര്യമന്ത്രാലയത്തിന്റെ വാസ്തവവിരുദ്ധവും അധാര്‍മികവുമായ നിലപാട് പ്രകാശിപ്പിക്കുകയായിരുന്നു വക്താവ്. ഇന്ത്യയും ഇസ്രായേലുമായുള്ള ബന്ധത്തെപ്പറ്റി പലസ്തീന്‍കാര്‍ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ആവര്‍ത്തിച്ച് അവകാശപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീന്‍ ജനതയുടെ വീക്ഷണം പരിശോധിക്കേണ്ടതുണ്ട്. 2003 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ പലസ്തീന്‍ വിദേശകാര്യ മന്ത്രി നബില്‍ ഷാത്ത് 'ദി ഹിന്ദു' വിനു നല്‍കിയ അഭിമുഖത്തില്‍ (മാര്‍ച്ച് 24) പലസ്തീന്റെ നിലപാട് വ്യക്തമാക്കി. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ന്യൂഡല്‍ഹിക്കും, ടെല്‍ അവീവിനും, വാഷിംഗ്ടണുമിടയ്ക്കും ഏകോപിപ്പിക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുമായി ഷാത്ത് വിയോജിപ്പ് പ്രകടിപ്പിച്ചു നിങ്ങളുടെ ചില മന്ത്രിമാരുടെ നിലപാട്അതാണെന്ന് എനിക്ക് അറിയാം പലസ്തീന്‍ ചെറുത്തുനില്‍പ്പ് മുഴുവന്‍ ഭീകരവാദമാണെന്ന് തോന്നിപ്പിക്കാനാണ് ഇസ്രായേലിന്റെ ശ്രമം. ആ നിലപാടുമായി യോജിക്കുന്നത് നിങ്ങളെ പലസ്തീന്‍ വിരുദ്ധ നിലപാടിലെത്തിക്കുന്നു ഷാത്ത് പ്രസ്താവിച്ചു, ഷാത്തിന്റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂഡല്‍ഹിയില്‍ എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് ചുവന്ന പരവതാനി വിരിച്ച ഇന്ത്യാ ഗവണ്‍മെന്റ് "അറഫാത്താണ് ഞങ്ങളുടെ ബിന്‍ലാദന്‍''എന്ന പ്രഖ്യാപനത്തെ പരോക്ഷമായെങ്കിലും അംഗീകരിക്കുകയായിരുന്നു. യുപിഎ ഗവണ്‍മെന്റ് ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേല്‍ വ്യാഖ്യാനത്തിലും എന്‍ഡിഎ സര്‍ക്കാരിനെ പിന്തുടര്‍ന്നു. പലസ്തീന്റെ പുതിയ പ്രസിഡന്റ് മഹമൂദ് അബ്ബാസ് 2005 മേയ് മാസത്തില്‍ ന്യൂഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ പശ്ചിമേഷ്യന്‍ നയത്തില്‍ ഒരു പുതിയ തുടക്കത്തിന് ആഗ്രഹമോ, ആലോചനയോ ഇല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. പുതിയ പലസ്തീന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനുവേണ്ട പ്രാധാന്യം നല്‍കാതിരുന്നതും, അതില്‍ കാര്യമായ താല്‍പര്യമൊന്നും ഗവണ്‍മെന്റ് പ്രകടിപ്പിക്കാതിരുന്നതും "പലസ്തീന്‍ ജനതയുടെ അവകാശത്തിലുള്ള താല്‍പര്യക്കുറവുകൊണ്ടാണെങ്കില്‍ അത് അക്ഷന്ത്യവുമാണ് ദി ഹിന്ദു മുഖപ്രസംഗത്തിലെഴുതി. അക്രമം അവസാനിപ്പിക്കണമെന്ന ആഹ്വാനം തികച്ചും അപര്യാപ്തമാണെന്ന് ദിനപത്രം ചൂണ്ടിക്കാണിച്ചു. പലസ്തീന്‍കാരുടെ ചെറുത്തുനില്‍പിനെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി തുലനം ചെയ്യുന്നുവെന്ന ധാരണയാണ് ഗവണ്‍മെന്റിന്റെ പ്രസ്താവന നല്‍കിയത്. പ്രസ്താവനയില്‍ പ്രശ്നത്തിന്റെ പ്രാഥമിക കാരണമായ "ഇസ്രായേലി അധിനിവേശത്തിന്റെ അപലപനം ഉള്‍പ്പെടുത്തേണ്ടിയിരുന്നു ദി ഹിന്ദു' ചൂണ്ടിക്കാണിച്ചു. ഭീകരവാദത്തെപ്പറ്റിയുള്ള ഇസ്രായേലിന്റെ വ്യാഖ്യാനം ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിക്കുന്നതും, ഇസ്രായേലിന്റെ യുദ്ധ സമ്പദ്ക്രമത്തെ പലസ്തീന്‍ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യ പിന്താങ്ങുന്നതും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ഡോ. നൈനാന്‍ കോശി കടപ്പാട്: ചിന്ത വാരിക 26-11-2010 കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവ പരമ്പരയായിരുന്നു മലബാര്‍ കലാപം. കലാപത്തിന്റെ പല പഠനങ്ങളിലും ഊന്നിക്കാണിക്കാതെ വന്ന ഒരു മാനമാണിത്. ഗാന്ധിയന്‍ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടപ്പോള്‍ രക്തരൂഷിതം കൂടിയായ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കോണ്‍ഗ്രസുകാര്‍ പിന്‍മാറി. ഇതാകട്ടെ ഒരു വഞ്ചനയായിപ്പോയെന്നാണ് ആര്‍ സി മജുംദാറിനെപ്പോലുള്ള ദേശീയ ചരിത്രകാരന്മാര്‍ വിലയിരുത്തിയത്. തെക്കെ മലബാറില്‍ സൈനിക നിയമം നടപ്പിലാക്കപ്പെട്ടതോടെ ജീവിതം നിലനിര്‍ത്തുവാനുള്ള ആത്യന്തികമായ ഒരു കലാപശ്രമത്തില്‍ മാപ്പിളമാരായ കലാപകാരികള്‍ ഹൈന്ദവ വിഭാഗത്തിലെ പാവപ്പെട്ടവരെപ്പോലും ഇരകളാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അവരെ തടയുവാനും നേതൃത്വത്തിലേക്ക് നയിക്കുവാനും ആളില്ലാത്തവിധം ഒരു പാക്ഷിക സമരമായി അത് രൂപാന്തരപ്പെട്ടു. ചൈനയില്‍ 1850കളില്‍ നടന്ന തെയ്പിങ് കലാപങ്ങളിലും ഇത്തരത്തിലുള്ള കാര്‍ഷികസമരങ്ങളുടെ സ്വഭാവം പ്രതിഫലിച്ചതായിക്കാണാം. കലാപം നല്‍കുന്ന താക്കീത് ഇ എം എസ്സിനെപ്പോലുള്ള രാഷ്ട്രീയ നേതൃത്വം സൂചിപ്പിക്കുന്നതും കലാപത്തിന്റെ ഈ വിഭജനപരമായ സ്വഭാവവും മതപരമായ ആശയ സ്വാധീനവുമാണ്. തെക്കെ മലബാറിലെ ഏറനാടന്‍, വള്ളുവനാടന്‍ ഗ്രാമങ്ങള്‍ കൊളോണിയല്‍ ദാരിദ്യ്രത്തിന്റെ ഈറ്റില്ലമായി മാറിയ പശ്ചാത്തലം കൂടിയായി കലാപം രൂപാന്തരപ്പെട്ടു. ഹൈന്ദവ- ഇസ്ളാമിക സാഹോദര്യത്തെ എന്നത്തെക്കാളും ഈ സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചു. മതപരമായ സംഘടനകളും ശക്തികളും ഈ സംഭവം തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍പോലും വര്‍ഗീയമായി രൂപപ്പെടുത്തിവന്നു. ആര്യസമാജംപോലുള്ള സംഘടനകള്‍ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചു. ഇതെല്ലാം ആത്യന്തികമായി ഗ്രാമങ്ങളില്‍ മതസൌഹാര്‍ദം നഷ്ടപ്പെടുത്തി. മതപരമായ വിഭജനം പിന്നീട് ഇന്ത്യന്‍ മുസ്ളിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ശക്തമാക്കി. പിന്നീട് നടന്ന ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന മേഖലകളില്‍നിന്നും ഈ ഗ്രാമങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടു. അതാകട്ടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍പ്പോലും ദേശീയപ്രസ്ഥാനത്തിന്റെ മതേതരത്വ സ്വഭാവം, ലിംഗസമത്വം തുടങ്ങിയ ആശയങ്ങള്‍ വളര്‍ന്നുവരാന്‍ സഹായകമായില്ല. ഇന്ന് വലിയ വികസനസ്വഭാവം ഉള്‍ക്കൊണ്ടുവെങ്കിലും ഒരു പിന്നോക്കപ്രദേശമായി മലപ്പുറം മാറിയതിന്റെ കാരണം മലബാര്‍ കലാപമാണെന്നു പറയാം. ജന്മിത്വത്തെ സംബന്ധിച്ച് ഏറ്റവും വലിയ ആഘാതമായിരുന്നു കലാപമേല്‍പ്പിച്ചത്. ഈ ആഘാതം ഭൂമി കാര്‍ഷികമായി കൃഷിചെയ്യുന്നവന്റെയും കുടികിടപ്പുകാരന്റെയും കൂടിയാണെന്നുള്ള ഒരു ബോധം കലാപത്തിന് അധികാരിവര്‍ഗത്തിലുളവാക്കുവാന്‍ കഴിഞ്ഞു. മലബാറിലെ കുഴിക്കാണം സംബന്ധിച്ച കുടിയായ്മ നിയമം 1928 ല്‍ അവതരിപ്പിച്ചതിന്റെ ഒരു കാരണം ഇതാണെന്നു പറയാം. ഹൈന്ദവമായ ജാതി വ്യവസ്ഥയുടെ തൊട്ടുകൂടായ്മ തുടങ്ങിയ ആശയങ്ങളെ ഇല്ലാതാക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. ഒരു ഹരിജന്‍ യുവാവ് ഒരു അന്തര്‍ജനത്തെ വിവാഹം കഴിക്കുന്ന ചിത്രം കുമാരനാശാന്‍ തന്റെ ദുരവസ്ഥയില്‍ അവതരിപ്പിച്ചത് ആദ്യമായി ചിന്താപരമായ ഒരു വിപ്ളവത്തിന്റെ തുടക്കമായിരുന്നു. എത്ര സാവിത്രിമാര്‍ അന്ന് എത്ര ചാത്തന്മാരെ വിവാഹം കഴിച്ചുവെന്നതല്ല പ്രശ്നം. ആശയപരമായ ഇത്തരം ഒരു ചിന്ത അന്നത്തെ സമൂഹത്തില്‍ ഉളവാക്കിയത് കലാപത്തിന്റെ ദൃശ്യങ്ങളായിരുന്നു.അതുപോലെ പന്തിഭോജനം എന്ന ആശയംപോലും ജാതി വ്യവസ്ഥക്കെതിരായി ഉയര്‍ന്നുവന്ന പശ്ചാത്തലം ഇതായിരുന്നു. പിന്നീടത് ദേശീയ പ്രസ്ഥാനത്തിന്റെ ആശയമായി മാറി. മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ കലാപം വലിയ സ്വാധീനം ചെലുത്തി. കലാപബാധിത പ്രദേശങ്ങളില്‍ കെ എ കേരളീയന്‍ മുപ്പതുകളില്‍ ഏതാണ്ട് മൂന്നു മാസക്കാലം സഞ്ചാരം നടത്തിയിരുന്നു. അദ്ദേഹത്തെ ഈ കലാപം വലിയ ഒരു വിപ്ളവകാരിയാക്കി മാറ്റി. ഇന്ത്യയില്‍ 1857 ന് ശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ സായുധ സമരം ഈ കലാപമായിരുന്നു. ബ്രിട്ടീഷ് സൈന്യം ശത്രുരാജ്യം പിടിച്ചടക്കുന്ന തന്ത്രമായിരുന്നു പിന്തുടര്‍ന്നത്. റഷ്യയില്‍ ബോള്‍ഷെവിക്ക് വിപ്ളവവും മറ്റും നടന്നതുപോലെ തങ്ങള്‍ക്കെതിരായി വലിയ സായുധസമരങ്ങള്‍ ഉരുത്തിരിയുമോ എന്നവര്‍ ഭയപ്പെട്ടിരുന്നു. മീററ്റ് കലാപത്തെയും മറ്റും പിന്നീടവര്‍ ശക്തമായി നേരിട്ടത് ഇത്തരം ഒരു പശ്ചാത്തലത്തിലായിരുന്നു. കലാപം സംബന്ധിച്ച ഏതു ചര്‍ച്ചയും ആശയവും ബ്രിട്ടീഷ് ഭരണാധികാരികള്‍ അത്യന്തം ഭയപ്പെട്ടു. ഉദാഹരണത്തിന് സൌമ്യേന്ദ്രനാഥ ടാഗോര്‍ പ്രസിദ്ധീകരിച്ച കര്‍ഷക കലാപം എന്ന ഗ്രന്ഥം അവര്‍ നിരോധിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചതന്നെയായിട്ടായിരുന്നു മലബാര്‍ കലാപത്തിന്റെ ആഹ്വാനവും താക്കീതും എന്ന ലഘുലേഖയെ അവര്‍ നിരോധിച്ചതും അച്ചടിച്ച പ്രസ്സിനു പിഴ ചുമത്തിയതും. കലാപം മുസ്ളിം സമൂഹത്തില്‍ ആയിരക്കണക്കില്‍ അഗതികളെയും അനാഥരെയും സൃഷ്ടിച്ചുകൊണ്ട് ഗ്രാമീണ ദാരിദ്യ്രം ഏറ്റവും തീക്ഷ്ണമാക്കി. ഈ പശ്ചാത്തലത്തില്‍ ജെ ഡി ടി ഇസ്ളാംപോലുള്ള അനാഥാലയങ്ങള്‍ വളര്‍ന്നുവന്നു, അത് സമൂഹത്തിന് കുറെ ആശ്വാസകരമായിരുന്നു. കലാപം പല പ്രദേശങ്ങളിലേക്കും കുടിയേറുവാന്‍ വ്യക്തികളെ പ്രേരിപ്പിച്ചു. ഒരര്‍ഥത്തില്‍ ഗ്രാമീണമായ കുടിയേറ്റങ്ങള്‍ക്ക് ഇത് പശ്ചാത്തലമൊരുക്കി. മാപ്പിളമാരായ കലാപകാരികളെ അന്തമാന്‍ പ്രോജക്ടിലേക്ക് നാടുകടത്തുകയും അവരെ അവിടെ കൂടുതല്‍ കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. പലരും മലബാര്‍ വിട്ട് തൊഴിലന്വേഷിച്ച് രാജ്യാന്തരങ്ങളിലേക്ക് കൂടി കുടിയേറിയെന്ന് പറയാം. ഇത്തരത്തില്‍ ഒരു വിശകലനം ചെയ്യുമ്പോള്‍ മലബാര്‍ കലാപം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ച ഒരു സംഭവപരമ്പരയായിരുന്നു. ഈ വിഷയം ഇന്നും ഒരു വര്‍ഗീയ കലാപമായി വ്യാഖ്യാനിക്കുന്നവരെ നമുക്ക് കാണാവുന്നതാണ്. മതം ഉപയോഗപ്പെടുത്തിയപ്പോഴും രാഷ്ട്രീയവും കാര്‍ഷികവും സാമൂഹ്യവുമായ അനേകം പ്രശ്നങ്ങള്‍, കൊളോണിയല്‍ ഭരണത്തിന്റെ അടിച്ചമര്‍ത്തല്‍ നയം ഇതെല്ലാം കലാപത്തിന്റെ പിന്നിലെ പ്രചോദനപരമായ വസ്തുതകളാണ്. മാര്‍ക്സ് എഴുതിയതുപോലെ ബ്രിട്ടീഷ് ഭരണത്തിന് സംഹാരാത്മകവും നിര്‍മാണാത്മകവുമായ ചലനങ്ങള്‍ കാണാവുന്നതാണ്. ഇത്തരം രണ്ടു വശങ്ങള്‍ ഈ കലാപത്തിലും ചരിത്രപരമായി വിശകലനം നടത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും. അതിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനെതിരായി പടപൊരുതുമ്പോള്‍ അതുയര്‍ത്തുന്ന താക്കീത് കൂടി ശ്രദ്ധിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് പ്രത്യേകം ഓര്‍മിക്കേണ്ടിയിരിക്കുന്നു. ഡോ. കെ കെ എന്‍ കുറുപ്പ് കടപ്പാട്: ദേശാഭിമാനി വാരിക 28-11-2010 Labels: കേരളം, ചരിത്രം, മലബാര്‍ കലാപം, രാഷ്ട്രീയം മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. രാജ്യത്തെ വില്‍ക്കുകയും മൂലധനം കടത്തുകയും ചെയ്യുന് ജി 20 മാറി ജി 2 ഉണ്ടാകുമോ? തട്ടിപ്പിനു വഴിവച്ചത് ബാങ്കിങ് മേഖലയിലെ സുതാര്യതയി അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍ ആകാശത്തുനിന്നും ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന ഒറ്റനക് തൊഴില്‍ തേടുന്നവരുടെ എണ്ണം 24 കോടിയാകും ഭ്രാന്താലയമായി മാറിയ ജി 20 ഉച്ചകോടി സമുദായ രാഷ്‌ട്രീയവും മതനിരപേക്ഷത നേരിടുന്ന വെല്ലുവ എന്‍ഡോസള്‍ഫാന്‍: പഠനം മതി; ഇനി വേണ്ടത് പരിഹാരം സൂകി സ്വതന്ത്ര; ജനാധിപത്യം കാതോര്‍ത്ത് മ്യാന്‍മര്‍ മന്‍മോഹന്‍ സിംഗിനെ നോക്കി പരിഹസിക്കുന്ന എ രാജയും സ അടഞ്ഞു പോയ ആഹ്ളാദകങ്ങള്‍ പാലക്കാടിന്റെ സിനിമാ ഭൂപ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക ഏറ്റവും പ്രധാന ര എന്‍ഡോസള്‍ഫാന്റെ ഇരകളെ നോക്കി കൊഞ്ഞനം കുത്തുന്ന കോ എല്ലാം പ്രളയം 2018 അപേക്ഷകളുടെ സ്ഥിതിവിവരം പ്രളയം 2019 ക്യാമ്പ് വിശദാംശങ്ങൾ ഇ-ഓഫീസ് ഇ-ഡിസ്ട്രിക്റ്റ് റിലീസ് സേവന ഇലക്ട്രിസിറ്റി ബില്‍ ആയുധ അനുമതി എൽ എ തിരഞ്ഞെടുപ്പ് 2021 പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ് എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം. ജന്മി-നാടുവാഴിത്തത്തോടും ജാതിമേധാവിത്വത്തോടും ചെറുപ്പത്തിലേ കയര്‍ത്ത് സമരോത്സുകതയുടെ പര്യായമായി വളര്‍ന്ന എം കെ കേളു അടിമുടി കമ്യൂണിസ്റ്റായിരുന്നു. അതിരും എതിരുമില്ലാത്ത ജനപ്രീതി നേടിക്കൊടുത്തതും ആ വലിയ മനുഷ്യന്റെ ജീവിതവിശുദ്ധി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുള്‍പരത്തിയ നാട്ടിന്‍പുറങ്ങളില്‍ എഴുത്തും വായനയുമറിയാത്ത ആളുകളെവരെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ആ ശൈലി സഹായിച്ചു. ഗതാഗത സൗകര്യം പരിമിതമായ കുഗ്രാമങ്ങളില്‍ നടന്നുതന്നെ വേണ്ടിയിരുന്നു അക്കാലത്ത് ആളുകളെ സംഘടിപ്പിക്കാന്‍ ഉച്ചഭാഷിണിപോലും ഇല്ലാത്ത ചുറ്റുപാടില്‍ മെഗഫോണായിരുന്നു ആശ്രയം. ഓരോ പ്രദേശത്തുമെത്തി ആളുകളെ കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് പൊതുപ്രശ്നങ്ങളില്‍ ഇടപെടുവിച്ചിരുന്നത്. ജന്മി-ഭൂവുടമമാരുടെ മാടമ്പിത്തരത്തിലും കൊടിയ ചൂഷണത്തിലും പേടിച്ച് ജീവിച്ച സാധാരണക്കാരെ ആത്മവിശ്വാസം പകര്‍ന്ന് ഒരുമിച്ചുനിര്‍ത്തുക എളുപ്പമായിരുന്നില്ല. ജനവാസം കുറഞ്ഞ മലമ്പ്രദേശങ്ങളിലും മറ്റുമുള്ള ആളുകളെ വിളിച്ചുകൂട്ടി യോഗം നടത്തുകപോലും അന്ന് പ്രയാസമായിരുന്നു. രാത്രിയില്‍ വലിയ കുന്നുകള്‍ കയറി മെഗഫോണില്‍ പ്രസംഗിക്കുക, പിറ്റേന്ന് കവലകളിലും പീടികകളിലുമൊക്കെ ഉയരുന്ന അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക, അക്കൂട്ടത്തില്‍നിന്ന് അനുഭാവികളെ തിരിച്ചറിഞ്ഞ് അവരുമായി അടുക്കുക, അത്തരക്കാരെ ബോധവല്‍ക്കരിച്ച് കര്‍ഷകസംഘം അംഗങ്ങളാക്കുക- ഇതായിരുന്നു രീതി. ജന്മിത്തത്തിന്റെ പ്രതാപകാലത്തെ ക്രൂരതകള്‍ വിവരണാതീതം. തങ്ങളുടെ "പറമ്പില്‍ പാര്‍ക്കുന്ന"വരോട് എന്തുംകാട്ടാനുള്ള അധികാരം ഉണ്ടെന്നായിരുന്നു അവരുടെ ഹുങ്ക്. ഒന്നിനും മടിക്കാത്ത ചോറ്റുപട്ടാളത്തെയും ഭൂവുടമകള്‍ തീറ്റിപ്പോറ്റിയിരുന്നു. പെറ്റുകിടക്കുന്ന സ്ത്രീയും കൈക്കുഞ്ഞുമുള്ള കുടുംബത്തെവരെ, അര്‍ധരാത്രി കുടിലുകള്‍ തീയിട്ട് കുടിയൊഴിപ്പിച്ചു. നീതിയും നെറിയുംകെട്ട കുടിയൊഴിപ്പിക്കലിനും വാശി, നുരി, വെച്ചുകാണല്‍ തുടങ്ങി അന്യായ പിരിവുകള്‍ക്കുമെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചാണ് കേളുഏട്ടന്‍ സജീവമായത്. ദേശീയ പ്രസ്ഥാനത്തില്‍ പങ്കുചേര്‍ന്ന് സാമൂഹ്യപരിഷ്കരണത്തില്‍ പങ്കാളിയായി. പിന്നീട് ഖാദിവസ്ത്ര-ഹിന്ദി പ്രചാരണത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ ഇടതുപക്ഷത്തെത്തി. തുടര്‍ന്ന് കര്‍ഷകസംഘം നേതൃനിരയിലേക്കും. പാറപ്രത്ത് ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടക രൂപീകരണ പ്രഖ്യാപനത്തിലും പങ്കെടുത്തു. സ്വന്തം വീടിനെക്കാള്‍ പാര്‍ടി ഓഫീസിലും അന്യരുടെ വസതികളിലും ജയിലിലുമായി കഴിയേണ്ടിവന്ന പഴയ കമ്യൂണിസ്റ്റ് നേതാക്കളില്‍ മുന്‍നിരക്കാരനാണ് കേളുഏട്ടന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനത്തിനിടെ വിവാഹംപോലും ഉപേക്ഷിച്ചു. സ്വദേശമായ വടകര പഴങ്കാവില്‍ താന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൈരളി വായനശാലക്ക് നല്‍കിയ പുസ്തകങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുഷ്കാല സമ്പാദ്യം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന കേളുഏട്ടന്‍ സിപിഐ എം നേതൃത്വത്തിലും ദീര്‍ഘകാലമുണ്ടായി. 1973മുതല്‍ 1988വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. വടകര, മേപ്പയ്യൂര്‍ നിയോജക മണ്ഡലങ്ങളില്‍നിന്നായി മൂന്നു പ്രാവശ്യം (1957, 65, 67) നിയമസഭയില്‍ 1965ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് മത്സരിച്ചത്. 1968 മുതല്‍ 71വരെ വടകര മുനിസിപ്പല്‍ ചെയര്‍മാനുമായി. കൂത്താളി സമരം, കുടികിടപ്പു വളച്ചുകെട്ടല്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ മാവൂര്‍ തൊഴിലാളി സമരം, ഭക്ഷ്യപ്രക്ഷോഭം, അടിയന്തരാവസ്ഥയിലെ ചെറുത്തുനില്‍പ്പുകള്‍ തുടങ്ങി കേളുഏട്ടന്റെ പോര്‍വീര്യവും ത്യാഗസന്നദ്ധതയും വെളിപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങള്‍ അനേകം. സംഭവബഹുലമായ സമരമുഖങ്ങളില്‍ ഏഴു പതിറ്റാണ്ടോളം നിറഞ്ഞുനിന്ന അദ്ദേഹം 1991 മെയ് 20നാണ് വിടപറഞ്ഞത്. അതും ഒരു പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടെ. കെ വി കുഞ്ഞിരാമന്‍ ദേശാഭിമാനി 29 ഫെബ്രുവരി 2012 പുസ്തകങ്ങളില്‍നിന്ന് ആദര്‍ശം പഠിച്ചല്ല പഴയ കുറുമ്പ്രനാട്ടെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കമ്യൂണിസ്റ്റുകാരായത്. അവര്‍ക്ക് കമ്യൂണിസം കേളുഏട്ടനെപ്പോലുള്ള നേതാക്കളുടെ നിസ്വാര്‍ഥതയാണ് എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നഗാന്ധിജിയുടെ വാക്കുകള്‍ക്ക് തുല്യം ശ്രേഷ്ഠവും ധന്യവുമായ സ്നേഹസാമീപ്യം. കേളുഏട്ടന്റെ നില്‍പ്പിലും നടപ്പിലും നോക്കിലുമെല്ലാമുണ്ടായിരുന്നു മനുഷ്യപ്പറ്റിന്റെ ആര്‍ദ്രത. കോഴിക്കോട് ജില്ലയിലും മയ്യഴി, വയനാട്, ഏറനാട് മേഖലകളിലും പുരോഗമന ശക്തികള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യം. മലയാളം കണ്ട മഹാകവികളില്‍ ഒരാള്‍ മാത്രമായിരുന്നില്ല, ഇന്ത്യന്‍ കവിതയ്‌ക്ക് കരുത്തിന്റെ, കലാപത്തിന്റെ പ്രഹരശേഷി നല്‍കിയ, നമുക്കേവര്‍ക്കും പ്രി തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന് പുതിയ ഭാഷാപഠനരീതിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യവും ചരിത്രവും സര്‍ഗാത്മകതയും ഭാഷാശാസ്‌ത്രവും, വിവിധ ഭാഷാ വ്യവഹാര രൂപങ്ങളും മറ്റുമായി ബന്ധപ് പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത് അമ്പതു വര്‍ഷം മുമ്പ് കേരള സംസ്ഥാനം രൂപീകൃതമാകുമ്പോള്‍ ഒരു ജനതയുടെ സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക അഭിനിവേശം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവി അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന് ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് ഹയര്‍സെക്കന്‍ഡറി ഘട്ടം. ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിന് ഏതുതരം വിദ്യാഭ്യാസമാണ് തെരഞ്ഞെടുക് മലയാളകഥാലോകത്തു വേറിട്ട കാഴ്ചകളൊരുക്കിയ പ്രമുഖ കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമിത തമിഴ് ഭാഷയൊഴിച്ച് ഇന്ന് സജീവമായി നിലനില്‍ക്കുന്ന ഭാരതീയ ഭാഷകളെല്ലാം ഏഴാം നൂറ്റാണ്ടു(ബിസി)മുതല്‍ സുമാര്‍ പതിനേഴാം നൂറ്റാണ്ടുവരെ നിലനിന്നതായി ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം..നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അവര്‍ ഉടമകളായി; പിറന്നത് പുതു ചരിതം വേണ്ട ട്രെയിനില്‍ മദ്യം; വേണം യാത്രാ സുരക്ഷ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കരുത് ടി എം ജേക്കബ് പറഞ്ഞു അഴിമതി എന്നാല്‍ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഭരണ നേതൃത്വം കേസ് അട്ടിമറിക്കുന്നു എം ബി എസ്: പാടുന്ന പന്തം വികസനത്തിന് ബദല്‍ രാഷ്ട്രീയ സംവിധാനം ഉണ്ടാവണം ഒഞ്ചിയം: കര്‍ഷക സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏട് പ്രത്യയ ശാസ്ത്ര രേഖ പുറത്തിറക്കി; തനത് പാതയില്‍ നീ രണ്ടാം യു.പി.ഏ ഭരണം പെരുകുന്ന അസമത്വം പട്ടിണി കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു യെമൻ തലസ്ഥാനത്ത് സൗദി അറേബ്യയുടെ വ്യോമാക്രമണം ആറിലൊന്ന് ബ്രിട്ടീഷുകാർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിയുന്നില്ലെന്ന് സർവേ ഉൽപന്നങ്ങളുടെ കുറവും വിതരണ ശൃംഖല പ്രതിസന്ധിയും കാരണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറിലൊന്ന് ബ്രിട്ടീഷുകാർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കഴിഞ്ഞില്ലെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) സർവേയുടെ ഫലങ്ങൾ അനുസരിച്ച്, യുണൈറ്റഡ് കിംഗ്ഡത്തിലെ ഏകദേശം 17 ശതമാനം ആളുകൾക്ക് അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയുന്നില്ല. ഒ‌എൻ‌എസ് അതിന്റെ അഭിപ്രായങ്ങളുടെയും ജീവിതശൈലി സർവേയുടെയും ഭാഗമായി സെപ്റ്റംബർ 22 നും ഒക്ടോബർ 3 നും ഇടയിൽ 3,326 മുതിർന്നവരിൽ നിന്നുള്ള പ്രതികരണങ്ങളാണ് വിശകലനം ചെയ്തത്. പങ്കെടുത്തവരിൽ 57 ശതമാനം പേർ ആവശ്യമുള്ളതെല്ലാം വാങ്ങാൻ കഴിഞ്ഞുള്ളൂ എന്ന് പറഞ്ഞപ്പോൾ 14 ശതമാനം പേർ അവശ്യസാധനങ്ങൾ വാങ്ങാൻ കൂടുതൽ കടകൾ കയറിയിറങ്ങാന്‍ നിർബന്ധിതരായി എന്നു പറഞ്ഞു. പ്രതികരിച്ച 10 ൽ ആറുപേരും അവരുടെ ഭക്ഷ്യവസ്തുക്കളുടെ ഷോപ്പിംഗ് അനുഭവം പതിവിലും വ്യത്യസ്തമാണെന്നും ഏഴിൽ ഒരാൾ (15 ശതമാനം) ഇന്ധനം വാങ്ങാൻ… ട്രംപ് തന്റെ ഡിസി ഹോട്ടലിൽ നിന്ന് വിദേശ പണമിടപാടുകൾ മറച്ചുവെച്ചു; ഹൗസ് പാനൽ വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിലെ അദ്ദേഹത്തിന്റെ ആഡംബര ഹോട്ടലിലൂടെ വിദേശ സർക്കാരുകളിൽ നിന്ന് വന്ന ദശലക്ഷക്കണക്കിന് ഡോളർ പേയ്‌മെന്റുകൾ മറച്ചുവെച്ചതായി യുഎസ് കോൺഗ്രസ് കമ്മിറ്റി കണ്ടെത്തി. വാഷിംഗ്ടൺ ഡിസിയിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ, ട്രംപിന്റെ അനുയായികൾ, വിദേശ പ്രമുഖർ, അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻമാർ എന്നിവരുടെ ഒരു പ്രധാന സ്ഥലമായിരുന്നു. ഹൗസ് ഓവർസൈറ്റ് ആൻഡ് റിഫോം കമ്മിറ്റിയിൽ ഡെമോക്രാറ്റുകൾ വെള്ളിയാഴ്ച വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, ട്രംപ് പ്രസിഡന്റായിരുന്ന നാല് വർഷത്തിനുള്ളിൽ ഹോട്ടലിന് പത്ത് ദശലക്ഷം ഡോളർ നഷ്ടമുണ്ടായതായി പറയുന്നു. വൈറ്റ് ഹൗസിൽ നിന്ന് ബ്ലോക്കുകൾ മാത്രം അകലെ സ്ഥിതിചെയ്യുന്നട്രംപിന്റെ ഹോട്ടലിനെക്കുറിച്ചുള്ള രേഖകളില്‍ “ആശങ്കാജനകമായ” ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ഹൗസ് കമ്മിറ്റി പറഞ്ഞു. ഡെമോക്രാറ്റിക് നിയന്ത്രിത സമിതി, ട്രംപ് തന്റെ ഓഫീസിൽ 150 മില്യൺ ഡോളറിലധികം സമ്പാദിച്ചുവെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും യഥാർത്ഥത്തിൽ 70 ദശലക്ഷത്തിലധികം ഡോളറിന്റെ നഷ്ടമുണ്ടായതായി… ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ അഫ്ഗാൻ പൗരന്മാരുടെ തിരിച്ചുപോക്ക് ആരംഭിച്ചു ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നുള്ള അഫ്ഗാൻ പൗരന്മാരുടെ തിരിച്ചുപോക്ക് ആരംഭിച്ചതായി ന്യൂഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അറിയിച്ചു. എംബസി പറയുന്നതനുസരിച്ച്, ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തിയ അഫ്ഗാന്‍ പൗരന്മാര്‍ രാഷ്ട്രീയ പ്രക്ഷോഭത്തെ തുടർന്ന് തിരിച്ചുപോകാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ താത്ക്കാലിക സംവിധാനം സ്ഥാപിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് അഫ്ഗാനികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി ശനിയാഴ്ച (ഒക്ടോബർ 9) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ താമസിക്കുന്ന അഫ്ഗാൻ പൗരന്മാരെ ഇറാനിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുകയും ചെയ്യും. ഇറാനിയൻ മഹാൻ വിമാനത്തില്‍ 106 പേരെയാണ് ആദ്യ ബാച്ചില്‍ കൊണ്ടുപോകുന്നതെന്ന് അഫ്ഗാന്‍ എംബസി വ്യക്തമാക്കി. ഇറാനെ കൂടാതെ, അഫ്ഗാനിസ്ഥാനിലെ പൗരന്മാരെ കൈമാറാൻ മറ്റൊരു ബദൽ തേടുകയാണെന്ന് ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കൂട്ടിച്ചേർത്തു. കാബൂൾ താലിബാന്‍ പിടിച്ചെടുത്തതിനു ശേഷം, ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർക്ക് ഇതുവരെ രാജ്യത്തേക്ക് മടങ്ങാൻ… ഖത്തറിലെ താലിബാൻ പ്രതിനിധികളുമായി യുഎസ് പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും ഖത്തര്‍: ദോഹയിൽ താലിബാൻ പ്രതിനിധികളുമായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും യുഎസ് ഏജൻസി ഫോർ ഡെവലപ്‌മെന്റിൽ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശ പൗരന്മാരെയും മറ്റ് പൗരന്മാരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ സംബന്ധിച്ച് യുഎസ് ഉന്നത ഉദ്യോഗസ്ഥർ 2 ദിവസത്തേക്ക് ചർച്ച നടത്തും. അതേസമയം, തട്ടിക്കൊണ്ടുപോയ അമേരിക്കൻ പൗരൻ മാർക്ക് ഫെറിഷിനെ മോചിപ്പിക്കാൻ ഈ യോഗത്തിൽ താലിബാനോട് ആവശ്യപ്പെടും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന രണ്ട് ദിവസത്തെ യുഎസ്, താലിബാൻ പ്രതിനിധി സമ്മേളനം താലിബാൻ തങ്ങളുടെ പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കണമെന്നും അഫ്ഗാനിസ്ഥാൻ അൽ-ഖ്വയ്ദയ്ക്കും മറ്റ് ഭീകര ഗ്രൂപ്പുകൾക്കും സുരക്ഷിത താവളമാകാൻ അനുവദിക്കരുതെന്നും ഊന്നിപ്പറയുന്നു. യുഎസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ടോം വെസ്റ്റും യു.എസ്.എ.ഐ.ഡി സീനിയർ ഹ്യുമാനിറ്റേറിയൻ ഓഫീസർ സാറാ ചാൾസും യു എസിനു വേണ്ടി… ഒച്ചില്‍ നിന്ന് പകരുന്ന ഇസ്‌നോഫിലിയ രോഗം 64-കാരനില്‍ കണ്ടെത്തി കോട്ടയം: ഒച്ചില്‍ നിന്ന് പകരുന്ന അപൂര്‍‌വ്വ രോഗമായ ഇസ്നോഫീലിയ കോട്ടയത്ത് 64-കാരനില്‍ കണ്ടെത്തി. അതിരമ്പുഴ സ്വദേശിക്കാണ് ഒച്ചിന്റെ ശരീരത്തിലെ വിരകള്‍ മനുഷ്യശരീരത്തില്‍ എത്തി അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന ഈരോഗം കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എസ്‌എച്ച്‌ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സുജിത് ചന്ദ്രന്‍ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ നല്‍കാനായതാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് കടുത്ത തലവേദനയായിരുന്നു തുടക്കം. എന്നാല്‍, പനി ഉണ്ടായിരുന്നില്ല. തലവേദനയുടെ കാരണം കണ്ടെത്തുന്നതിനു സിടി സ്കാന്‍, എംആര്‍ഐ, എആര്‍വി സ്കാന്‍ പരിശോധനകള്‍ നടത്തിയെങ്കിലും രോഗനിര്‍ണയം സാധ്യമായില്ല. തുടര്‍ന്നു നട്ടെല്ല് കുത്തി സ്രവം എടുത്ത് പരിശോധനയ്‌ക്ക് അയച്ചു. പരിശോധനയില്‍ ഇസ്‌നോഫിലിയ 70 ശതമാനം ആണെന്നു കണ്ടെത്തി. ഇത്രയും ഇസ്‌നോഫോലിയ സ്രവത്തില്‍ കാണുന്നത് അപൂര്‍വമാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. അങ്ങനെയാകാം വിരകള്‍ ശരീരത്തില്‍… ലഖിംപൂർ അക്രമം: കിസാൻ മോർച്ച യുപി സർക്കാരിന്റെ എസ്ഐടിയെ പിരിച്ചുവിട്ടു; റെയിൽ റോക്കോ പ്രക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി: ലഖിംപൂർ ഖേരി അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) അന്വേഷണ കമ്മീഷനെയും യുണൈറ്റഡ് കിസാൻ മോർച്ച (എസ്കെഎം) വെള്ളിയാഴ്ച പിരിച്ചുവിട്ടു. രാജ്യവ്യാപകമായി ‘റെയിൽ റോക്കോ’ പ്രകടനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ നീക്കം ചെയ്യണമെന്നും ഒക്ടോബർ 3 ന് ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഒക്ടോബർ 11 നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 18 ന് രാജ്യവ്യാപകമായി ‘റെയിൽ റോക്കോ’ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് മോർച്ച പ്രസ്താവനയിൽ പറഞ്ഞു. ലഖിംപൂർ ഖേരി അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) അന്വേഷണ കമ്മീഷനെയും മോർച്ച തള്ളിക്കളയുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണവും സുപ്രീം കോടതി… കോവിഡ്-19: മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഒക്ടോബര്‍ 10 മുതല്‍ സമര്‍പ്പിക്കാം ന്യൂയോർക്ക് ഭാരത് ബോട്ട് ക്ലബ്ബ് രഘുനാഥൻ നടരാജനെ ആദരിച്ചു ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളികളുടെ സൗഹൃദകൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന വിപുലമായ ചടങ്ങിൽ, കോവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവച്ച വ്യക്തിയെ ആദരിക്കുന്ന ചടങ്ങിൽ ആലപ്പുഴ സ്വദേശിയും, അമേരിക്കൻ മലയാളിയുമായ രാഘുനാഥൻ നടരാജനെ ബോട്ട് ക്ലബ്ബ് പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു. ലോകത്തെ മുഴുവനും വിറങ്ങലിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി ന്യൂയോർക്കിൽ സംഹാരതാണ്ഡവമാടി ദിനംപ്രതി ആയിരങ്ങളുടെ ജീവനുകൾ കവർന്നെടുത്ത 2020 ന്റെ തുടക്ക സമയം മുതൽ, കോവിഡ് രോഗികളെ പരിചരിക്കുന്നവർക്കും, മറ്റ് ആരോഗ്യപ്രവർത്തകർക്കും അത്യന്താപേക്ഷിത സുരക്ഷാ കവചമായി ധരിക്കുവാൻ പര്യാപ്തമായ ഫെയ്‌സ് ഷിൽഡ് സ്വന്തമായി നിർമ്മിച്ച് സൗജന്യമായി നൽകിക്കൊണ്ടാണ് ന്യൂയോർക്കിലെ മോണ്ടിഫിയോർ മെഡിക്കൽ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്ന രഘുനാഥൻ നടരാജൻ തന്റെ വേറിട്ട നന്മ പ്രവർത്തനത്തിലൂടെ വാർത്താമാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയത്. നിനച്ചിരിക്കാതെ പെട്ടന്നുള്ള കോവിഡിന്റെ അതിവ്യാപനത്തെ ചെറുക്കാനുള്ള മുൻകരുതലുകളായ സുരക്ഷാ… നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ്; സരിത് നായരാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് സന്ദീപ് നായര്‍ തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ, സരിത്ത് നായരാണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞു. കോഫെപോസ പ്രകാരം അറസ്റ്റിലായി ജയില്‍‌വാസം അവസാനിച്ചതിനെ തുടർന്ന് മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ് നായർ. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താന്‍ കൂടെപ്പോയത്. സ്വർണക്കടത്ത് കേസിനെക്കുറിച്ച് അദ്ദേഹം ഒന്നും പറയാനില്ല. കേസ് കോടതിയിലാണ്. ഡോളർ കടത്തിയതായി അറിയില്ല. തനിക്ക് അറിയാവുന്നതെല്ലാം മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വര്‍ണ കടത്തൊക്കെ കണ്ടെത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതര്‍ക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചു എന്നും സന്ദീപ് നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളില്‍ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന… കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,740 പുതിയ കോവിഡ് -19 അണുബാധകളും 248 മരണങ്ങളും Oct 9, 2021 പ്രശാന്ത്, ന്യൂഡല്‍ഹി ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസം 19,740 പുതിയ കോവിഡ് -19 കേസുകൾ വന്നതോടെ മൊത്തം അണുബാധ കേസുകളുടെ എണ്ണം 3,39,35,309 ആയി ഉയർന്നു. അതേസമയം ചികിത്സയിലുള്ള രോഗികളുടെ എണ്ണം അതായത് സജീവമായ കേസുകൾ കുറഞ്ഞു (2,36,643 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ ഡാറ്റ പ്രകാരം, ശനിയാഴ്ച രാവിലെ 8 മണി വരെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് മൂലം 248 രോഗികളുടെ ജീവൻ നഷ്ടപ്പെട്ടതിനാൽ മരണസംഖ്യ 4,50,375 ആയി ഉയർന്നു. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട ഡാറ്റ പ്രകാരം ലോകമെമ്പാടുമുള്ള കൊറോണ വൈറസ് അണുബാധ 23,72,51,035 ആയി ഉയർന്നു, ഇതുവരെ 48,42,805 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലെ പകർച്ചവ്യാധികളുടെ പ്രതിദിന കേസുകൾ തുടർച്ചയായ 15 -ാം ദിവസവും 30,000 -ൽ താഴെയാണ്. രാജ്യവ്യാപകമായ കോവിഡ് -19 വാക്സിനേഷൻ കാമ്പെയ്‌നിൽ ഇതുവരെ നൽകിയ മൊത്തം ഡോസ്… കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി പലസ്തീനിയുടെ കാറിൽ തോക്ക് വെച്ച ഇസ്രായേലി സൈനികൻ ക്യാമറയിൽ കുടുങ്ങി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെടുന്നതിനിടെ 19 കാരനായ പലസ്തീൻ ഡ്രൈവറുടെ അനധികൃത ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും കടത്തുന്നതിനും ഇസ്രായേൽ മിനിമം പിഴ ചുമത്തുന്നു അറബ് സമൂഹങ്ങൾക്കിടയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് ചെറുക്കാനുള്ള ശ്രമമെന്നു പറയപ്പെടുന്ന കോവിഡ്-19/ഒമിക്രോണ്‍: ഫ്രാൻസ്, പോർച്ചുഗൽ, ജോർദാൻ, ടാന്‍സാനിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കന്‍ പൗരന്മാരോട് സിഡിസി വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസിന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം ചൂണ്ടിക്കാട്ടി ഫ്രാൻസ്, ജോർദാൻ, പോർച്ചുഗൽ, ടാൻസാനിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) യു എസ് പൗരന്മാരോട് നിര്‍ദ്ദേശിച്ചു. സി‌ഡി‌സി ഇതുവരെ 83 ലക്ഷ്യസ്ഥാനങ്ങളെ “ലെവൽ 4: വെരി ഹൈ” ക്ലാസിഫിക്കേഷനിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, തിങ്കളാഴ്ച അൻഡോറ, സൈപ്രസ്, ലിച്ചെൻ‌സ്റ്റൈൻ എന്നീ രാജ്യങ്ങളെ ഏറ്റവും ഉയർന്ന യാത്രാ കോവിഡ്-19 വാക്‌സിൻ: ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എക്‌സ്‌പെർട്ട് ഇന്ന് യോഗം ചേരും ന്യൂയോർക്ക്: അടിയന്തര ഉപയോഗ ലിസ്റ്റിംഗ് (EUL) ലഭിച്ച നിലവിൽ ലഭ്യമായ COVID-19 വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയും സമയവും ചർച്ച ചെയ്യാൻ ടെക്സസ് അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് കാറ്റി ടെക്സസ് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 Dec 7, 2021 അനശ്വരം മാമ്പിള്ളി 0 ബേബി കെ കുര്യൻ (94) അന്തരിച്ചു ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും, ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളിൽ മോഷണം; 97,000 രൂപ വിലമതിക്കുന്ന വസ്തുക്കള്‍ മോഷണം പോയി പൂനെ: പൂനെയിലെ ബുഡി കത്‌രാജ് ചൗക്കിന് സമീപമുള്ള മൂന്ന് സൊസൈറ്റികളിലായി പൂട്ടിക്കിടന്നിരുന്ന ഏഴ് ഫ്‌ളാറ്റുകളെങ്കിലും മോഷ്ടാക്കൾ കുത്തിത്തുറന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം മെഡിക്കൽ പരിശോധനയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ മയക്കു മരുന്ന് നൽകി 2 സ്കൂൾ മാനേജർമാർ പീഡിപ്പിച്ചു മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പത്താം ക്ലാസിലെ 17 വിദ്യാർത്ഥിനികളെ വൈദ്യപരിശോധന നടത്താനെന്ന പേരിൽ രണ്ട് സ്കൂൾ മാനേജർമാർ മയക്കുമരുന്ന് നൽകി മുംബൈയിലുള്ള കാമുകിയെ കാണാൻ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു ജയ്പൂര്‍: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ അതിർത്തി കടന്ന പാക്കിസ്താന്‍ യുവാവിനെ അറസ്റ്റു ചെയ്തു. പാക് അതിർത്തി ജില്ലയായ ബഹവൽപൂർ സ്വദേശി മുഹമ്മദ് ഐഎസ്‌എല്‍ 2021-22: ചെന്നൈക്കും ഈസ്റ്റ് ബംഗാളിനും സമനില വാസ്കോ: ഐഐഎസ്എല്ലിലെ പതിനാറാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പോയിന്റ് പങ്കിട്ടു. തുടർച്ചയായ രണ്ട് ഐപിഎൽ 2022: വിരാട് കോഹ്‌ലിയുടെയും എംഎസ് ധോണിയുടെയും പ്രതിഫലം ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവരേക്കാൾ കുറവ് എട്ട് ടീമുകൾ ഐപിഎൽ 2022 ലെ നിലനിർത്തൽ പട്ടിക പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് നിർഭാഗ്യവശാൽ ശ്രേയസ് അയ്യർ പുറത്തായേക്കും; ദ്രാവിഡും കോഹ്‌ലിയും രഹാനെയെ പുറത്താക്കുമെന്ന് കരുതേണ്ട: വിവിഎസ് ലക്ഷ്മൺ രാഹുൽ ദ്രാവിഡും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയെ ഒഴിവാക്കിയേക്കില്ല, അതായത് ശ്രേയസ് അയ്യർക്ക് അന്തിമ ഇലവനിൽ സ്ഥാനമില്ലെന്ന് ഇന്ത്യൻ ഇതിഹാസം വിവിഎസ് മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പ്രഥമ ചിക്കാഗോ ഇന്റര്‍നാഷ്ണല്‍ ഇന്‍ഡി ചലച്ചിത്രമേളയ്ക്ക് തുടക്കമായി ചിക്കാഗോ: സ്വാതന്ത്ര്യം, സമത്വം, പൈതൃകം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് ചിക്കാഗോ മനുഷ്യക്കടത്ത് വിഷയമാക്കി ‘റീനാ കി കഹാനി’ എന്ന ചിത്രവുമായി ‘ഇൻ അവർ വേൾഡ്’ സംവിധായകനും നിര്‍മ്മാതാവുമായ ഷ്രെഡ് ശ്രീധര്‍ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തന്റെ ആനിമേഷന്‍ ചിത്രമായ ‘റീനാ കീ കഹാനി’ ലോക പ്രശസ്ത മലയാള നാടക-സിനിമാ പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ തോപ്പിൽ ആന്റോ (81) വാർദ്ധക്യ വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു കൊച്ചി നഗര സൗന്ദര്യ വത്കരണ പദ്ധതിയിൽ നടപാതയുടെ നിർമ്മാണം പൂർത്തിയായ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്ന തൊഴിലാളികൾ. സുഭാഷ് പാർക്കിന് സമീപത്ത് നിന്നുള്ള കാഴ്ച കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൗ ബൗ ഫെസ്റ്റിനോടനുബന്ധിച്ച് ടാഗോർ ഹാളിൽ നടന്ന അഡോപ്ഷൻ ക്യാമ്പിൽ ദത്തെടുത്ത തെരുവ് നായ്ക്കുട്ടികളെ താലോലിക്കുന്ന വിദ്യാർത്ഥി ഗുരുവായൂർ ചെമ്പൈ ഏകാദശി സംഗീതോത്സവത്തോടനുബന്ധിച്ച് കോട്ടായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച തംബുരു ഘോഷയാത്ര പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ സ്വീകരിച്ചപ്പോൾ പുഷ്പ്പാർച്ചന ചെയുന്ന വിദ്യാർത്ഥികൾ . പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തുന്നു ഒമിക്രോൺ അല്ല വിദേശ പര്യടനം കഴിഞ്ഞെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ പി .പി .ഇ കിറ്റണിഞ്ഞ് വോട്ട് രേഖപ്പെടുത്തുന്ന പാലാ എം .എൽ .എ മാണി സി കാപ്പൻ വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ പ്രതീക്ഷയുടെ പൂക്കാലം കൊവിഡിന് ശേഷം നാടും നഗരവും പഴയ കാല പ്രതാപത്തിലേക്ക് തിരിച്ചു വരുമ്പോൾ പ്രതീക്ഷയോടെയാണ് ആളുകൾ ദിനംപ്രതി ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. മലപ്പുറം നഗരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ ലാൻഡിംഗ് പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഒന്നാംസ്ഥാനം നേടുന്ന ജോസഫ് ടി.ജെ,മഹാരാജാസ് കോളേജ്,എറണാകുളം അഭിമാനത്തിളക്കം ഒളിമ്പിക്സ് വെങ്കലമെഡലുമായി ജന്മനാട്ടിൽ മടങ്ങിയെത്തിയ ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നു സമീപം കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, എം .എൽ .എ അൻവർ സാദത്ത് ടോക്ക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കായികതാരം മുഹമ്മദ് അനസിന് ഉമ്മ ഷീന സ്നേഹചുംബനം നൽകിയപ്പോൾ താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ് പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്. പത്തു മുതൽ 25 സെന്റീമീറ്റർ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടിൽ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികൾ കൃഷി ചെയ്യപ്പെടുന്നുണ്ട്. തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ ചാക്കുകളില്‍ ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്. തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് ചാണകപ്പൊടി ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം. തക്കാളി ചെടികള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കമ്പുകള്‍ നാട്ടി വേലി കെട്ടി കൊടുക്കണം.തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിര്‍ത്തും.കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് പഞ്ചഗവ്യം ,ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും. പഴനി: പഴനിക്കുസമീപം വത്തക്കൗണ്ടന്‍വലസിലെ തോട്ടത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ദിണ്ടിക്കല്‍ ജില്ലാ വത്തക്കൗണ്ടന്‍ വലസ് ഗ്രാമത്തിലെ തോട്ടത്തില്‍ താമസിച്ചുവന്നിരുന്ന ചിന്‍രാസ് (52 ഇവരുടെ ഭാര്യ വളര്‍മതി (42 മകള്‍ ശിവരഞ്ജിനി (21 മകന്‍ കാര്‍ത്തികേയന്‍ (18) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശിവരഞ്ജിനി ബി.എസ്സി. ബിരുദധാരിയും കാര്‍ത്തികേയന്‍ ബി.കോം. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമാണ്. ശനിയാഴ്ച പുലര്‍ച്ചെരണ്ടുമണിയോടെയാണ് സംഭവം. ആദ്യഘട്ട പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലുപേരുടെയും ഉള്ളില്‍ വിഷംചെന്നതായും കണ്ടെത്തി. കര്‍ഷകനായ ചിന്‍രാസിന് അഞ്ചേക്കര്‍ കൃഷിഭൂമിയും കന്നുകാലികളുമാണുള്ളത്.നാലു പേരും വെള്ളിയാഴ്ച പഴനിക്കടുത്ത് വേലായുധപാളയംപുതൂരിലുള്ള ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനുശേഷം രാത്രി ഒമ്പതുമണിക്ക് വിട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ തോട്ടത്തിലുള്ള ചോളവൈക്കോലില്‍ തീകത്തുന്നത് കണ്ട അയല്‍വാസികള്‍ ചിന്‍രാസിന്റെ ഫോണ്‍നമ്പറുമായി ബന്ധപ്പെട്ടെങ്കിലും ആരും എടുത്തില്ല. വീട്ടിലാരും ഉണ്ടായിരുന്നില്ലെന്ന് തോന്നിയതോെട അയല്‍വാസികള്‍ പഴനി ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് അധികൃതര്‍ തീയണച്ചപ്പോള്‍ അതില്‍ കത്തിക്കരിഞ്ഞനിലയിലായ നാലുപേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആയ്ക്കുടി പോലീസ് സ്ഥലത്തെത്തി. ആദ്യം കൊലപാതകമാണെന്ന് സംശയമുണ്ടായതോടെ നാലു പേരുടെയും മൃതദേഹങ്ങള്‍ പരിശോധനയ്ക്കായി ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോ. മുത്തുകുമാര്‍, ഡോ. സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതില്‍ നാലുപേരുടെയും ഉള്ളില്‍ വിഷംചെന്നതായി കണ്ടെത്തി. വിശദമായ ആന്തരികപരിശോധനയ്ക്കായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. പഴനി ആയ്ക്കുടിപോലീസ് കേസെടുത്തു. വിട്ടീലുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.ചിന്‍രാസിന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാനസികാ സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്നും സൂചനയുണ്ട്.ഇവരുടെ മകന്‍ കാര്‍ത്തികേയന് കിഡ്‌നി പ്രശ്‌നം ഉണ്ടായിരുന്നത് കുടുംബത്തെ അലട്ടിയിരുന്നുവെന്നും പോലീസ് പറയുന്നു. തിരുവനന്തപുരം ലഹരിപ്പാർട്ടി; മാരക മയക്കുമരുന്നുകള്‍ പിടികൂടി, ഇരുപത് പേർ കസ്റ്റഡിയില്‍ തിരുവനന്തപുരം: തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടിയില്‍ 92-ാം മിനിറ്റിലെ ഗോളില്‍ ടീം വിജയിച്ചു; ആഘോഷത്തിനിടെ പരിശീലകന്‍ മരിച്ചു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ലൈംഗിക പീഡനം; അമ്മയും അമ്മയുടെ ആണ്‍സുഹൃത്തും അറസ്റ്റില്‍ തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയില്‍ വീണ്ടും അജ്ഞാത മൃതദേഹം; ഒരാഴ്ചക്കിടെ രണ്ടാമത്തേത് എട്ടുമാസം ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മാനസികപീഡനമെന്ന് പരാതി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. തിരുവനന്തപുരം ലഹരിപ്പാർട്ടി; മാരക മയക്കുമരുന്നുകള്‍ പിടികൂടി, ഇരുപത് പേർ കസ്റ്റഡിയില്‍ സന്ദീപ് വധക്കേസിലെ പ്രതികള്‍ക്ക് ക്വട്ടേഷന്‍ ബന്ധം, യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികള്‍ സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍ ഒറ്റയ്ക്കുപോകുന്ന സ്ത്രീകളെയും കുട്ടികളെയും ബൈക്കിലെത്തി ആക്രമിക്കുന്നയാള്‍ അറസ്റ്റില്‍ സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനെന്ന് വിഷ്ണുകുമാര്‍; ഫോണ്‍ സംഭാഷണം പുറത്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി.സിന്ധുവിന് കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ തുറന്ന വാഹനത്തില്‍ ജിമ്മിജോര്‍ജ് സ്‌റ്റേഡിയത്തിലേക്ക് ആനയിക്കുന്നു. ഫോട്ടോ: ജി.ബിനുലാല്‍ തിരുവനന്തപുരം: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് സംസ്ഥാനത്തിന്റെ ആദരം. തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കായികവികസനത്തിന് സിന്ധുവിന്റെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള കായികതാരമായി സിന്ധു മാറിക്കഴിഞ്ഞു. അടുത്ത ഒളിമ്പിക്സിൽ സിന്ധുവിന് സുവർണനേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന കായികവകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് സ്വീകരണപരിപാടി സംഘടിപ്പിച്ചത്. ശശി തരൂർ എം.പി വി.എസ്. ശിവകുമാർ എം.എൽ.എ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ്, ഖജാൻജി എം.ആർ. രഞ്ജിത്ത്, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായിക യുവജന ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കായികവകുപ്പ് ഡയറക്ടർ സഞ്ജയൻകുമാർ, കൗൺസിലർ ഐഷ ബക്കർ എന്നിവർ സംസാരിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽനിന്നും ഘോഷയാത്രയായിട്ടാണ് സിന്ധുവിനെ ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. വിദ്യാർഥികളും യുവകായികതാരങ്ങളും അടക്കമുള്ളവർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മലയാളത്തിൽ എല്ലാവർക്കും നമസ്കാരം പറഞ്ഞുകൊണ്ടാണ് പി.വി. സിന്ധു ആദരച്ചടങ്ങിൽ മറുപടിപ്രസംഗം തുടങ്ങിയത്. അവസാനിപ്പിച്ചതും ‘എല്ലാവർക്കും നന്ദി നമസ്‌കാരം’ എന്ന് പറഞ്ഞാണ്. കേരളം എല്ലാ കായികയിനങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന സ്ഥലമാണെന്ന് സിന്ധു ചൂണ്ടിക്കാട്ടി. തനിക്കുതന്നെ ഈ ആദരത്തിന് ഏറെ നന്ദിയുണ്ട്. മുഖ്യമന്ത്രിക്കും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാറിനും പ്രത്യേക നന്ദിപറയുന്നു. ടോക്യോ ഒളിമ്പിക്സിൽ തന്റെ പരമാവധി നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പേരുടെ അനുഗ്രഹങ്ങളും ആശംസകളും അതിന് ലഭിക്കുന്നുണ്ട്. റോഡ് ഷോയിൽ നിങ്ങൾതന്ന പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിപറയുന്നു. കേരളം മനോഹരമായ സ്ഥലമാണ്. കേരളത്തിലെ ജനങ്ങളും സ്നേഹമുള്ളവരാണ്. കേരളത്തിൽ ഇനിയും വരും എന്ന് പറഞ്ഞാണ് സിന്ധു പ്രസംഗം അവാസാനിപ്പിച്ചത്. ദേശീയ വനിതാഫുട്ബോൾ ജേതാക്കൾക്ക് പുതിയ ട്രോഫി തിരൂർ: ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് പുതിയ ട്രോഫി. 26 വർഷത്തിനുശേഷമാണ് ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: യമഗൂച്ചിയെ കീഴടക്കി പിവി സിന്ധു ഫൈനലില്‍ ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍: സിന്ധുവും സെന്നും സെമിയില്‍ ഇന്‍ഡൊനീഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി. സിന്ധവും ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യവും സെമിയില്‍ ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സിന്ധു സെമിയില്‍ ദേശീയ വനിതാഫുട്ബോൾ ജേതാക്കൾക്ക് പുതിയ ട്രോഫി ചെന്നൈ സിറ്റി ഐ ലീഗിൽനിന്ന് പുറത്ത് ന്യൂയോര്‍ക്ക്: യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കേ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യം മികച്ച നിലയിലായിരുന്നുവെന്ന കത്ത് തന്നെക്കൊണ്ട് എഴുതിച്ചതാണെന്ന് കത്ത് തയ്യാറാക്കിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ട്രംപ് പറഞ്ഞത് താന്‍ കേട്ടെഴുതുക മാത്രമായിരുന്നുവെന്നാണ് പ്രസിഡന്റിന്റെ മുന്‍ സ്വകാര്യഡോക്ടറായ ഹാരോള്‍ഡ് ബോണ്‍സ്റ്റെയ്ന്‍ ചൊവ്വാഴ്ച സി.എന്‍.എന്‍.അഭിമുഖത്തിനിടെ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2015 ഡിസംബറിലാണ് ഇപ്പോള്‍ വിവാദമായ കത്ത് പ്രസിദ്ധീകരിച്ചത് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്ന എക്കാലത്തെയും മികച്ച ആരോഗ്യമുള്ള വ്യക്തി ട്രംപ് ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചുപറയുന്നു എന്നായിരുന്നു കത്തിലെ വാചകം. ട്രംപിന്റെ കാര്‍ ഓഫീസിന്റെ പുറത്ത് കാത്തുനില്‍ക്കവേ ആണ് താനത് തയ്യാറാക്കിയതെന്ന് കത്ത് പുറത്തുവന്ന് മാസങ്ങള്‍ക്കുശേഷം ഇദ്ദേഹം പറഞ്ഞിരുന്നു. 2017 ഫെബ്രുവരി മൂന്നിന് ബോണ്‍സ്റ്റെയിന്റെ പാര്‍ക്ക് അവന്യൂവിലുള്ള ഓഫീസില്‍ ട്രംപിന്റെ അംഗരക്ഷകന്‍ പരിശോധന നടത്തിയതോടെയാണ് സംഭവം വിവാദമായത്. 30 മിനിറ്റോളം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ പ്രസിഡന്റിന്റെ എല്ലാ മെഡിക്കല്‍രേഖകളും പിടിച്ചെടുത്തിരുന്നു. ഇവയില്‍ പ്രസിഡന്റിന്റെ സ്വന്തംപേരിലും വ്യാജനാമത്തിലുമുള്ള റിപ്പോര്‍ട്ടുകളും ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഏക മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബോണ്‍സ്റ്റെയ്ന്‍ പറഞ്ഞിരുന്നത്. സംഭവം 'ബലാല്‍സംഗം പോലെ തോന്നിയെന്നും തന്നെ ഭയചകിതനും ദുഃഖിതനുമാക്കിയെന്നും' ബോണ്‍സ്റ്റെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ട്രംപിന് താന്‍ വര്‍ഷങ്ങളായി മുടി വളരാനുള്ള മരുന്ന് നല്‍കാറുണ്ടെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചു രണ്ട് ദിവസത്തിനുശേഷമാണ് രേഖകള്‍ പിടിച്ചെടുത്തതെന്നാണ് ഡോക്ടര്‍ ആരോപിക്കുന്നത്. എന്നാല്‍, ഇത് 'ഔദ്യോഗിക നടപടി' മാത്രമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സന്റെ പ്രതികരണം. മലിയിൽ 31 പേരെ ഭീകരർ വെടിവെച്ചുകൊന്നു ബമാകോ: പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യമായ മലിയിൽ ഭീകരർ ബസിനുനേരെ നടത്തിയ വെടിവെപ്പിൽ ഇന്ത്യന്‍ വംശജനായ ആദ്യ റഫറി; എന്‍.ബി.എയില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി സുയാഷ് മേത്ത മുന്‍ സ്പാനിഷ് താരം ഡേവിഡ് വിയ്യക്കെതിരേ ലൈംഗികപീഡനാരോപണം; നിഷേധിച്ച് താരം ട്രാക്കിലല്ല, പറക്കും സിഖിന്റെ മകള്‍ കോവിഡ് വാർഡിലെ പോരാട്ടത്തിലാണ് ബോക്‌സിങ് ചരിത്രത്തിലെ വമ്പന്‍ അട്ടിമറി; ആന്റണി ജോഷ്വായെ പരാജയപ്പെടുത്തി അന്‍ഡി റൂയിസ് മലിയിൽ 31 പേരെ ഭീകരർ വെടിവെച്ചുകൊന്നു യു.എസിൽ അനധികൃതമായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാർ രണ്ടാമതും അറസ്റ്റിൽ ഓക്സ്ഫഡ് സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാപിതാക്കളെ അറസ്റ്റുചെയ്തു പാകിസ്താനിൽ ശ്രീലങ്കൻ പൗരന്റെ കൊല: എണ്ണൂറിലേറെ ആളുകളുടെ പേരിൽ കേസ് നിര്‍ണായക മത്സരത്തിന് പിച്ചൊരുക്കിയ ക്യുറേറ്റര്‍ മരിച്ച നിലയില്‍; ആകെ ദുരൂഹതയെന്നു പോലീസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനായുള്ള പിച്ച് ഒരുക്കിയ ക്യൂറേറ്റര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അബുദബി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ചീഫ് ക്യുറേറ്ററും ഇന്ത്യക്കാരനുമായ മോഹന്‍ സിങ്ങിനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലത്തെ മത്സരത്തിനു മുമ്പായി രാവിലെ സ്‌റ്റേഡിയത്തില്‍ എത്തി പിച്ച് പരിശോധിച്ച ശേഷമാണ് മോഹന്‍ സിങ് താമസസ്ഥലത്തേക്കു പോയത്. പിന്നീട് മത്സരരം അരംഭിക്കുന്നതിനു മുന്നേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയായ മോഹന്‍ സിങ് നേരത്തെ പഞ്ചാബ് മൊഹാലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ ക്യൂറേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2004-ലാണ് യു.എ.ഇയില്‍. എത്തിയത്. പിന്നീട് 17 വര്‍ഷമായി അബുദബി ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അബുദബി പോലീസ് അറിയിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന് സൂചന. ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളനത്തിനു മുൻപേ കോടിയേരി സെക്രട്ടറി സ്ഥാനത്തു മടങ്ങിയെത്താനാണ് സാധ്യത. ഇഡി കേസിൽ ബിനീഷിന്റെ അറസ്റ്റിന് പിന്നാലേ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു. തുടർ ചികിത്സ ആവശ്യമായതിനാൽ അവധി അനുവദിക്കുന്നു എന്നായിരുന്നു സി.പി.എം വിശദീകരണം. മാനദണ്ഡം അനുസരിച്ച് ഒരു തവണ കൂടി കോടിയേരിക്ക് സെക്രട്ടറിയാകാം. എറണാകുളത്ത് മൂന്നാമൂഴമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അര്‍ബുദരോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ഇപ്പോള്‍ പൂര്‍ണമായി ആരോഗ്യ നില വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ സമഗ്രമായ അഴിച്ചു പണി വരുന്ന സംസ്ഥാന സമ്മേളനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സീനിയര്‍ നേതാക്കളായ പലരും ഇക്കുറി ഒഴിവാക്കപ്പെടും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കുകയെന്ന കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടായേക്കും. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉 സന്ദീപ് വധക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ; അഞ്ചാം പ്രതി എടത്വായില്‍ പിടിയിൽ കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി പെരിയ ഇരട്ടക്കൊല; മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍ തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പൊലീസ് തിരുവല്ലയില്‍ സിപിഐഎം നേതാവിന്റെ കൊലപാതകം; നാല് പ്രതികള്‍ കസ്റ്റഡിയില്‍ സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലപാതകം ആസൂത്രിതം, പിന്നിൽ ആർഎസ്എസ് ക്രിമിനലുകൾ; എ വിജയരാഘവൻ മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്തെ ആകെ കേസുകള്‍ 12 ആയി ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ശ്രമം; വസ്ത്രം, ഭക്ഷണം തുടങ്ങിയവയിൽ ആർഎസ്എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു, ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു വഖഫ് നിയമനം; പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെ,സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ‘ഇന്ത്യ ചുറ്റാം’; 25 സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര തമിഴ്നാട്ടിലെ സ്പിന്നിങ് മില്ലില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍ ആളുകളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ശ്രമം; വസ്ത്രം, ഭക്ഷണം തുടങ്ങിയവയിൽ ആർഎസ്എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി സന്‍സദ് ടിവി അവതാരക സ്ഥാനം രാജിവെച്ച് പ്രിയങ്ക ചതുര്‍വേദി; തീരുമാനം രാജ്യസഭയിലെ സസ്‌പെന്‍ഷന്‍ നടപടിക്കുപിന്നാലെ നാഗാലാ‌ൻഡിൽ സംഘർഷാവസ്ഥ തുടരുന്നു; ഒരാൾ കൂടി മരിച്ചു, ഇന്റർനെറ്റ്- എസ്എംഎസ് സേവനങ്ങൾ വിച്ഛേദിച്ചു Amber Rose പ്രണയം സംബന്ധമായ ജാതകം Amber Rose തൊഴിൽ സംബന്ധമയ ജാതകം Amber Rose ജനന ജാതകം/ ജനന ചാർട്ട്/ ജാതകം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങളാൽ നിങ്ങൾ ബുദ്ധിമുട്ടും. നിങ്ങളുടെ കൂട്ടാളികളും മേലുദ്യോഗസ്ഥരുമായി യോജിച്ചുപോകുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താന സംബന്ധമായ പ്രശ്നങ്ങളും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ജീവിതത്തിൻറ്റെ മറ്റു മേഖലയിലും നിങ്ങൾക്ക് ക്ലേശങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. പ്രണയ ജീവിതത്തിലോ ദാമ്പത്യജീവിതത്തിലോ ഉണ്ടാകാവുന്ന നിസ്സാരമായ വഴക്കുകളും, തെറ്റിദ്ധാരണകളും വാദപ്രതിവാദങ്ങളും ഒഴിവാക്കണം. നിങ്ങളുടെ ജീവിതപങ്കാളിയുമായും കുടുംബാംഗങ്ങളുമായും അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങൾ അസാന്മാർഗ്ഗികമായ ചില കാര്യങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നതിനാൽ, ഈ കാലയളവിൽ മാനസികനിയന്ത്രണം വളരെ അത്യാവശ്യമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിന് കുറച്ച് ആസ്വാദ്യത കൂട്ടാവുന്ന വർഷമാണിത്. നിങ്ങളുടെ ഉടമ്പടികളിലും കരാറുകളിലും നിന്ന് ഫലപ്രാപ്തി ലഭിക്കുവാൻ ശ്രേഷ്ടമായ വർഷമാണിത്. ഏതൊരു ഇടപാടിൽ ഉൾപ്പെട്ടാലും അത് നിങ്ങൾക്ക് ഉറപ്പായും അനുകൂലമായിത്തീരുവാൻ പറ്റിയ സമയമാണ് ഇത്. വ്യവസായത്തിലും മറ്റ് സംരംഭങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം വർദ്ധിക്കുകയും നിങ്ങളുടെ പദവിയും അന്തസ്സും ഉയരുകയും ചെയ്യും. ഇപ്പോൾ നിങ്ങളുടെ സ്വകാര്യജീവിത മേഖല മുഴുവനായും ഏകീകരിക്കുവാൻ ആവശ്യത്തിനു മുൻ ഉപാദികളുണ്ട്. നിങ്ങൾ വാഹനങ്ങളും മറ്റ് സുഖസൗകര്യങ്ങളും സ്വന്തമാക്കും. നിങ്ങളുടെ കുടുംബജീവിതത്തിന് പദവിയും അന്തസ്സും കൂട്ടിച്ചേർക്കുവാനുള്ള സമയമാണിത്. വരുമാനത്തിൽ സ്പഷ്ടമായ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് പദ്ധതികൾ നടപ്പിലാക്കുവാൻ പറ്റിയ കാലഘട്ടമാണിത്. വൈവാഹിക നിർവൃതിയും ദാമ്പത്യ ജീവിതവും ആസ്വദിക്കുവാൻ നക്ഷത്രങ്ങൾ നിങ്ങൾക്ക് വളരെ അനുകൂലമാണ്. ലോകത്തിൻറ്റെ കവാടം നിങ്ങൾക്ക് വേണ്ടി തുറന്നേക്കാം പക്ഷെ അവസരങ്ങൾ വിന്നിയോഗിക്കുന്നതിനായി ചില കാര്യങ്ങൾ സജ്ജീകരിക്കേണ്ടതായുണ്ട്. നിങ്ങൾ ഗർഭിണി ആണെങ്കിൽ, സുരക്ഷിതമായ പ്രസവവും നിങ്ങളുടെ ചീട്ടിൽ കാണാം. നിങ്ങളുടെ രചനയ്ക്ക് പ്രശംസ ലഭിക്കും. വിദ്യാർത്ഥികൾക്ക് സർവകലാശാലയിൽ മികവുപുലർത്തുവാനും പഠനത്തിൽ ഉജ്ജ്വലമാകുവാനും പറ്റിയ സമയമാണിത്. കുട്ടി പിറക്കുവാനുള്ള നല്ല സാധ്യത ഈ കാലയളവിൽ കാണുന്നു, പ്രത്യേകിച്ചും പെൺകുഞ്ഞ്. പരീക്ഷകളിൽ വിജയം, ജോലിക്കയറ്റം, തൊഴില്പരമായ അംഗീകാര വർദ്ധനവ് എന്നത് സുനിശ്ചിതമാണ്.കുടുംബത്തിൽ നിന്നും സഹകരണം വർദ്ധിക്കുന്നതായി കാണാം. ദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളിൽ നിന്നോ വിദേശപങ്കാളികളിൽ നിന്നോ സഹായങ്ങൾ ലഭിക്കാം. പുതിയ ഒരു കർത്തവ്യം നിങ്ങൾ ഏൽക്കുകയും അത് നിങ്ങൾക്ക് വളരെ പ്രയോജനകരമാവുകയും ചെയ്യും. ഏതൊരു തരത്തിലെയും പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് അത്യതിസാധാരണമായ ആത്മവിശ്വാസം ഉണ്ടാകും. ലാഭകരമായ ഇടപാടുകളിൽ ഉൾപ്പെടുന്നതിനുള്ള നല്ല സാധ്യത കാണുന്നു. നിങ്ങൾ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ഉണ്ട്. ഔദ്യോഗികപരവും വ്യക്തിപരവുമായ ചുമതലകൾ ബുദ്ധിപരമായി തുലനം ചെയ്യുവാൻ നിങ്ങൾ പ്രാപ്തനാവുകയും ജീവിതത്തിൽ പ്രാധാന്യമുള്ള ഈ രണ്ടു വശങ്ങളും നിങ്ങളാൽ കഴിയുന്ന വിധം മികവുറ്റതാക്കുകയും ചെയ്യും. നിങ്ങളുടെ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ട ആഗ്രഹങ്ങൾ ബുദ്ധിമുട്ടുകളോടുകൂടിയേ സഫലീകരിക്കുകയുള്ളുവെങ്കിലും ഒടുക്കം അത് സമൃദ്ധിയും പ്രശസ്തിയും കൂടാതെ നല്ല വരുമാനം അല്ലെങ്കിൽ ലാഭവും കൊണ്ടുവരും. മുഖാമുഖങ്ങളിൽ നിങ്ങൾ വിജയിക്കുകെകയും മത്സരങ്ങളിൽ നിങ്ങൾ വിജയിയായി ഉയർന്നുവരുകയും ചെയ്യും. നിങ്ങളുടെ സംഗീതപരമായ കഴിവ് പങ്ക് വെക്കുന്നതിൽ നിങ്ങൾ ആനന്ദിക്കുകയും, പുതിയ സംഗീത രചന രൂപം നൽകുകയും ചെയ്യുവാനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലി സംബന്ധമായതോ സാമൂഹികമായതോ ആയ നിങ്ങളുടെ ഉന്നത തത്ത്വങ്ങൾ വളരെ വിജയകരമായി പ്രകടിപ്പിക്കും. നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഉറപ്പായും പണം നിങ്ങളുടെ വഴിയേ വരുകയും കൂടാതെ നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളേയും, സ്വപ്നങ്ങളേയും തത്വശാസ്ത്രങ്ങളേയും അവ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. ശത്രുക്കൾക്ക് നിങ്ങളെ അതിജീവിക്കുവാൻ കഴിയുകയില്ല. മൊത്തത്തിൽ, ഈ കാലഘട്ടത്തിൽ സന്തോഷം ഉറപ്പാണ്. കുടുംബാംഗങ്ങളുടെ എണ്ണം വർദ്ധിക്കാം. ഈ കാലഘട്ടം പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമല്ല. നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ സ്വന്തക്കാരും ബന്ധുക്കളുമായുള്ള നല്ല ബന്ധത്തിന് ഉലച്ചിൽ ഉണ്ടായേക്കാം. നിങ്ങളുടെ ദൈനംദിന കർമ്മങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തുക. ഈ കാലയളവിൽ നഷ്ട്ങ്ങൾ ഉണ്ടാകുവാനുള്ള നല്ല സാധ്യത ഉള്ളതിനൽ ഇത് വ്യവസായ സംബന്ധമായ സാഹസങ്ങൾ ഏറ്റെടുക്കുവാൻ പറ്റിയ സമയമല്ല. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ മനശാന്തി നഷ്ട്പ്പെടുത്തിയേക്കാം. കുടുംബത്തിൻറ്റെ പ്രതീക്ഷകൾ നിറവേറ്റുവാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്ന് വരില്ല. നിങ്ങൾ ഒരു അനശ്വരശുഭാപ്തിവിശ്വാസിയാണ്, ഈ വർഷത്തെ സംഭവങ്ങൾ നിങ്ങളുടെ സ്വാഭാവികമായ ശുഭാപ്തിവിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തും. നിങ്ങളുടെ ചിഹ്നത്തിന് സൂചിപ്പിച്ചിരിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ കാലയളവിൻറ്റെ അടിസ്ഥാനത്തിൽ ബുദ്ധിപരമായി കൃത്യസമയത്ത് നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾക്ക് ഉചിതമായി വർത്തിക്കുവാൻ കഴിയും. പ്രിയപ്പെട്ടവരിൽ നിന്നും കൂട്ടാളികളിൽ നിന്നും എല്ലാ വിധത്തിലുമുള്ള സഹകരണവും സന്തോഷവുമാണ് നിങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം, എതിരാളികളിൽ വിജയം കൂടാതെ വിവാഹം, പ്രണയ സംബന്ധമായ സൽക്കാരങ്ങൾ മുതലായ ആനന്ദകരമായ ചടങ്ങുകളും സാധ്യതയുള്ള അനന്തരഫലങ്ങളാണ്. കുടുംബാന്തരീക്ഷം വളരെ തൃപ്തികരമായിരിക്കും. ഇത് നിങ്ങൾക്ക് അത്ര വിജയകരമായ കാലഘട്ടമല്ല. അനാവശ്യ ചിലവുകളിൽ നിങ്ങൾ ഉൾപ്പെടാമെന്നതിനാൽ അവയ്ക്കുമേൽ ഒരു നിയന്ത്രണം ആവശ്യമാണ്. എല്ലാ തരത്തിലുമുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണം. ജോലിഭാരം കൂടുതലായതിനാൽ നിങ്ങൾ കഠിന പരിശ്രമം ചെയ്യേണ്ടി വരും. കാലം അനുകൂലമല്ലാത്തതിനാൽ വ്യവസായ സംബന്ധമായ സാഹസങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കരുത്. ശത്രുക്കൾ നിങ്ങളുടെ പ്രതിഛായയെ തകർക്കുവാൻ ശ്രമിക്കും. കുടുംബാന്തരീക്ഷം അത്ര ഐക്യമുള്ളതായിരിക്കുകയില്ല. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ ഉത്കണ്ഠയ്ക്ക് കാരണമാകും. മന്ത്രങ്ങളിലേക്കും ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളിലേക്കും നിങ്ങൾ തിരിയാം. ആഡംബരത്തിനും ആനന്ദത്തിനുമായി ഈ കാലയളവിൽ നിങ്ങൾ കൂടുതൽ ചിലവഴിക്കും പക്ഷെ അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രണയബന്ധത്തിൽ നിരാശയും കുടുംബജീവിതത്തിൽ പ്രശ്നങ്ങളും നേരിടേണ്ടി വരാം. നിങ്ങളുടെ എതിരാളികൾ നിങ്ങളെ ദ്രോഹിക്കുവാൻ സാദ്ധ്യമായ ഏതൊരു മാർഗ്ഗത്തിലൂടെയും ശ്രമിക്കും ആയതിനാൽ വ്യക്തിപരമോ ഔദ്യോഗികപരമോ ആയ കാര്യങ്ങളിൽ ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാഗങ്ങളുടെ ആരോഗ്യപ്രശ്നത്താൽ നിങ്ങൾ വ്യാകുലപ്പെടേണ്ടി വരുമെന്ന് കാണാം. സാമ്പത്തികമായി നിങ്ങൾക്ക് മോശസമയം അല്ലെങ്കിലും നിങ്ങളുടെ ചിലവുകളിന്മേൽ നിയന്ത്രണം വേണം. നിങ്ങളുടെ ആരോഗ്യത്തിൽ ശരിയായ ശ്രദ്ധ ചെലുത്തുക. ഭൂരഹിത പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക്‌ ഭൂമി നല്‍കുന്നത് സംബന്ധിച്ച വിജ്ഞാപനം കൊല്ലം ജില്ല, കേരള സര്‍ക്കാര്‍ ഇന്ത്യ കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് പുഴവാത്. പഴയ തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനം പുഴവാതിലായിരുന്നു. രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം തെക്കുംകൂറിനെ ആക്രമിക്കുമ്പോൾ ചങ്ങനാശ്ശേരിയിലെ പുഴവാതിലായിരുന്നു തലസ്ഥാനം എന്ന് പി. ശങ്കുണ്ണി മേനോൻ തിരുവിതാംകൂർ ചരിത്ര പുസ്തകത്തിൽ പറയുന്നുണ്ട്.[1] തിരുവിതാംകൂർ മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർമ്മിച്ച ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരവും, തെക്കുംകൂർ രാജാക്കന്മാരുടെ നീരാഴി കൊട്ടാരവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[2] ↑ "ആർക്കൈവ് പകർപ്പ് മൂലതാളിൽ നിന്നും 2021-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-08. വാഴപ്പള്ളി · പെരുന്ന · പുഴവാത് · തൃക്കൊടിത്താനം · പായിപ്പാട് · മാടപ്പള്ളി · തെങ്ങണ · മാമ്മൂട് · കറുകച്ചാൽ · നെടുംകുന്നം · കങ്ങഴ · നാലുകോടി · കുറിച്ചി · തുരുത്തി · ഇത്തിത്താനം · ചെത്തിപ്പുഴ · കുരിശുംമൂട് · മഞ്ചാടിക്കര · മോർക്കുളങ്ങര · വാഴൂർ · പാലമറ്റം · ചമ്പക്കര · വെരൂർ · വാകത്താനം · മാമ്പതി · പനയമ്പാല · പത്തനാട് · ചീരഞ്ചിറ · ചാഞ്ഞോടി · കാനം · കടമാഞ്ചിറ · ഫാത്തിമാപുരം · മതുമൂല · മനയ്ക്കച്ചിറ · വണ്ടിപ്പേട്ട · പറാൽ · വട്ടപ്പള്ളി · ശാന്തിപുരം · കോട്ടമുറി · ളായിക്കാട് · നെടുങ്ങാടപ്പള്ളി · കടയനിക്കാട് · സചിവോത്തമപുരം · വാഴപ്പള്ളിചിറ · ളായിക്കാട് · മടുക്കുംമ്മൂട് വെണ്ണിമല · മൂലേടം · മറ്റക്കര · മനയ്ക്കപ്പാടം · പുത്തനങ്ങാടി · നീലിമംഗലം · കുമാരനല്ലൂർ · സംക്രാന്തി · നീറിക്കാട് · തിരുവഞ്ചൂർ · തിരുവാർപ്പ് · ചാന്നാനിക്കാട് · പനച്ചിക്കാട് · കൂരോപ്പട · കുമ്മനം · അയ്മനം · അഞ്ചേരി · ഏറ്റുമാനൂർ · ചിങ്ങവനം · പാമ്പാടി · പുതുപ്പള്ളി · പള്ളം · അകലക്കുന്നം · അതിരമ്പുഴ · അയർക്കുന്നം · ആർപ്പൂക്കര · കല്ലറ · കുമരകം · പൊൻകുന്നം · മുക്കൂട്ടുതറ · പനമറ്റം · കോരുത്തോട് · കൂട്ടിക്കൽ · കടയനിക്കാട് · എരുമേലി · മുണ്ടക്കയം · എലിക്കുളം · കൂട്ടിക്കൽ · ചിറക്കടവ് · പാലാ · ഈരാറ്റുപേട്ട · വിളക്കുമാടം · വാഴമറ്റം · വലവൂർ · വയലാ · മോനിപ്പള്ളി · മേലുകാവ് · മൂന്നിലവ് · മരങ്ങാട്ടുപിള്ളി · ഭരണങ്ങാനം · പൈക · പുലിയന്നൂർ · പാലക്കാട്ടുമല · പാതാമ്പുഴ · നടക്കൽ · തലപ്പലം · ചെമ്മലമറ്റം · തിടനാട് · കുറവിലങ്ങാട് · കാഞ്ഞിരത്താനം · കരൂർ · രാമപുരം · ഏഴാച്ചേരി · ഉഴവൂർ · കടപ്ലാമറ്റം · ഇലക്കാട്ഇടമറുക് · അരുവിത്തുറഅന്ത്യാളം · അച്ചിക്കൽ · ഉഴവൂർ · പൂഞ്ഞാർ · ളാലം · കടനാട് · കരൂർ · കാണക്കാരി · കിടങ്ങൂർ · കൊഴുവനാൽ · വെള്ളൂർ · വെച്ചൂർ · പെരുവ · തലയാഴംതോട്ടകം · ടി.വി. പുരം · ചെമ്മനാകരി · ഉദയനാപുരം · ചെമ്പ് · കോതനെല്ലൂർ · എഴുമാന്തുരുത്ത് · മുളക്കുളം · അവർമ · അക്കരപ്പാടം · തലയോലപ്പറമ്പ് · ഞീഴൂർ · കോട്ടയം · ചങ്ങനാശ്ശേരി · പാലാ · വൈക്കം ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:47, 15 ഓഗസ്റ്റ് 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. മിറർ ചെയ്ത ലെൻസുകളിൽ പ്രതിഫലിക്കുന്ന കോട്ടിംഗ് ഉണ്ട്, ഇത് കണ്ണിലേക്ക് കടന്നുപോകുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നു. ഗ്രേഡിയന്റ് ലെൻസുകൾ ഇരുണ്ട നിറത്തിൽ നിന്ന് ഭാരം കുറഞ്ഞ നിറത്തിലേക്ക് മാഞ്ഞുപോകുന്നു, ഇത് വിശാലമായ ദൂരത്തിനും ലൈറ്റിംഗ് അവസ്ഥകൾക്കുമിടയിൽ സംയോജിപ്പിക്കാൻ കഴിയും. നിങ്ങളുടെ സൺഗ്ലാസുകൾ സഹായത്തോടെ വൃത്തിയായി സൂക്ഷിക്കുക നിങ്ങൾക്കും മികച്ചതായി കാണുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുക. എന്നിരുന്നാലും, പ്രീമിയം സൺഗ്ലാസുകൾക്കും പ്രത്യേകിച്ച് അവയുടെ ലെൻസുകൾക്കും ശ്രദ്ധാപൂർവ്വം ചികിത്സ ആവശ്യമാണ്. അനുചിതമായ പരിചരണം ലെൻസുകളെ തകരാറിലാക്കുകയും പോറലുകൾ അല്ലെങ്കിൽ മയക്കം ഉണ്ടാക്കുകയും ചെയ്യും, ഇത് കണ്ണിന് കാരണമാകാം. അതിനാൽ, നിങ്ങളുടെ സൺഗ്ലാസുകൾ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാർഗം ലെൻസ് ക്ലീനിംഗ് തുണിയും ഐവെയർ ലെൻസുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ലിക്വിഡ് ക്ലീനറും അല്ലെങ്കിൽ പ്രീ-നനഞ്ഞ ലെൻസ് ടവലെറ്റ് ഉപയോഗിച്ച് സ g മ്യമായി തടവുക എന്നതാണ്. കേടുപാടുകൾ ഒഴിവാക്കാൻ, പേപ്പർ ടവലുകൾ അല്ലെങ്കിൽ വസ്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സൺഗ്ലാസുകൾ ഒരിക്കലും വൃത്തിയാക്കരുത്, അത് പൊടിയും നാരുകളും ലെൻസുകളായി പൊടിച്ച് പോറലുകൾ ഉപേക്ഷിക്കും. ഗാർഹിക ഡിറ്റർജന്റുകളോ സോപ്പുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുറച്ച് മിതമായ സോപ്പുകൾ ലെൻസുകൾക്ക് ദോഷം വരുത്തുന്നില്ലെങ്കിലും, ഇന്നത്തെ അധിക കരുത്ത് സോപ്പുകൾ ലെൻസ് കോട്ടിംഗുകളെ സാവധാനം വിഘടിപ്പിക്കാൻ പര്യാപ്തമാണ്. ഗ്ലാസ് ക്ലീനർ പ്രത്യേകിച്ചും വളരെ വിനാശകരമാണ്, മാത്രമല്ല നിങ്ങളുടെ ലെൻസുകൾ വേഗത്തിൽ നശിപ്പിക്കുകയും ചെയ്യും. സൺഗ്ലാസുകളിൽ ഉപയോഗിക്കുന്ന ഗ്ലാസ് ഇതര ലെൻസ് വസ്തുക്കളുടെ ഉപയോഗത്തിനായി അവ രൂപകൽപ്പന ചെയ്തിട്ടില്ല. ഈ ഉൽ‌പ്പന്നങ്ങളൊന്നും നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് പെട്ടെന്ന്‌ കേടുപാടുകൾ‌ വരുത്തുകയില്ലെങ്കിലും, കാലക്രമേണയും ആവർത്തനത്തിലൂടെയും, കേടുപാടുകൾ‌ ദൃശ്യമാകും. 12 വർഷത്തെ അന്താരാഷ്ട്ര വ്യാപാര പരിചയം റൂം എ 328, കെച്ചുവാങ് പയനിയർ പാർക്ക്, ക്വാൻഷാൻ ഡിസ്ട്രിക്റ്റ്, സുസ ou, ജിയാങ്‌സു, ചൈന മികച്ച പ്രൈം ഡേ സൺഗ്ലാസുകൾ, കോട്ടുകൾ, സ്‌നീക്കർ 2025 ലെ പ്രവചനം: സ്പോർട്സ് ബി സംബന്ധിച്ച റിപ്പോർട്ട് ഏതുതരം സൺഗ്ലാസുകളാണ് നിങ്ങൾ ഞങ്ങൾക്ക് വേണ്ടത് നിങ്ങൾ ഇപ്പോഴും പരമ്പരാഗത റൗണ്ട് തിരഞ്ഞെടുക്കുന്നുണ്ടോ ജനപ്രിയ അഭിപ്രായത്തിൽ, സൺഗ്ലാസുകൾ ഒരു R ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് നൽ‌കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. ദോഹ: പരീക്ഷാ സമ്മര്‍ദം ഒഴിവാക്കാനായി നാല് വിദ്യാര്‍ഥികള്‍ക്ക് ഗുളിക നല്‍കിയ സ്വകാര്യ സ്‌കൂളിലെ അധ്യാപികയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാന്‍ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കാന്‍ സ്‌കൂള്‍ നഴ്‌സിന് മാത്രമാണ് അധികാരം. ഈ നിയമം ലംഘിച്ചതിനാണ് അധ്യാപികയെ പിരിച്ചുവിട്ടതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവവുമാണിത്. ഇതുമായി ബന്ധപ്പെട്ട അധ്യാപിക, സ്‌കൂള്‍ അധികൃതര്‍, വിദ്യാര്‍ഥികൾ, ഗുളികകള്‍ കഴിച്ച വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ എല്ലാ കക്ഷികളെയും വിസ്തരിച്ച് നടത്തിയ അന്വേഷണത്തിനു ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. കുട്ടികള്‍ കഴിച്ച ഗുളികകള്‍ ലാബില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇതില്‍ മയക്കുമരുന്നും നിരോധിത വസ്തുക്കളുടെയും അംശം കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് അധ്യാപകന്റെ പ്രവൃത്തി ഒരിക്കലും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുന്നതല്ല. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തോടുള്ള പരാതികള്‍ നേരിട്ടറിയിക്കാം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഹോട്ട്‌ലൈന്‍ നമ്പറായ 155-ല്‍ വിളിച്ചും പരാതികള്‍ അറിയിക്കാമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. Thread: ദ്രാവിഡ് തിരിച്ചെത്തി, ശ്രീശാന്ത് പുറത്& ഇംഗണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. ഏറെക്കാലം ഏകദിനടീമിലുണ്ടാകാതിരുന്ന രാഹുല്* ദ്രാവിഡ് തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം മലയാളി താരം എസ് ശ്രീശാന്തിന് ടീമില്* ഇടം*ലഭിച്ചില്ല. മഹേന്ദ്ര സിംഗ് ധോണി നായകനായി തുടരും. പരുക്കേറ്റതിനെ തുടര്*ന്ന് ടെസ്റ്റ് പരമ്പരയില്* നിന്ന് ഒഴിവായ ഹര്*ഭജന്* സിംഗിനും യുവരാജ് സിംഗിനും വിശ്രമം അനുവദിച്ചു. ടീം: മഹേന്ദ്ര സിംഗ് ധോണി, വീരേന്ദ്ര സേവാഗ്, ഗൌതം ഗംഭീര് സച്ചിന്* ടെണ്ടുല്*ക്കര് രാഹുല്* ദ്രാവിഡ്, വിരാട് കോഹ്*ലി, സുരേഷ് റെയ്ന, രോഹിത് ശര്*മ, വിനയ് കുമാര് പാര്*ഥ്വിവ് പട്ടേല് സഹീര്* ഖാന് ആര്* അശ്വിന് പ്രവീണ്* കുമാര് മുനാഫ് പട്ടേല് ഇഷാന്ത് ശര്*മ, അമിത് മിശ്ര. ഇംഗണ്ടിനെതിരെ അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഇംഗണ്ടിനെതിരെ ഒരു ട്വന്റി 20 മല്*സരവും നടക്കും. പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി…. കരുനാഗപ്പള്ളി ഊർജ്ജ രംഗത്ത് പുത്തൻ ചുവടുവയ്പ്പുമായി കെ.എസ്.ഇ.ബി. നടപ്പാക്കുന്ന വേറിട്ട പദ്ധതിയായ പുരപ്പുറ സൗരോർജ്ജ പദ്ധതി കരുനാഗപ്പള്ളിയിലും തുടങ്ങി. പദ്ധതിയുടെ ഭാഗമായി ആദ്യ സൗരനിലയം ഉപഭോക്താവിൻ്റെ വീട്ടിൽ സ്ഥാപിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. കരുനാഗപ്പള്ളി നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഉപഭോക്താവായ സക്കീർ ഹുസൈന്റെ വീട്ടിലാണ് സൗര പദ്ധതി ആദ്യമായി സ്ഥാപിച്ചത്. ഇദ്ദേഹത്തിൻ്റെ വീടിന് മുകളിൽ സ്ഥാപിക്കുന്ന സൗരോർജ്ജ പ്ലാന്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരു വിഹിതം ഉപഭോക്താവിന് സൗജന്യമായി നൽകും. ബാക്കി വൈദ്യുതി കെ.എസ്.ഇ.ബി.ക്കായി എടുക്കും. പദ്ധതിയുടെ മൊത്തം ചെലവിൻ്റെ ഒരു ഭാഗമാണ് ഉപഭോക്താവ് വഹിക്കേണ്ടത്. ഒരു കിലോ വാട്ട് സോളാർ പാനൽ സ്ഥാപിക്കാൻ 100 ചതുരശ്ര അടി മേൽക്കൂര മാത്രം മതിയാകും. ഇത്തരത്തിൽ എത്ര ചതുരശ്ര അടിയിലും സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും. ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് വ്യത്യസ്ത പ്ലാനുകളും കെ.എസ്.ഇ.ബി. അവതരിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഇത്തരത്തിലുള്ള മൂന്ന് മോഡലുകളാണുള്ളത്. സംസ്ഥാനത്ത് തന്നെ മികച്ച പ്രതികരണമാണ് പുരപ്പുറ സൗര പദ്ധതിയ്ക്ക് ലഭിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. ഒരു ലക്ഷം അപേക്ഷകരെ പ്രതീക്ഷിച്ചിടത്ത് മൂന്ന് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. കരുനാഗപ്പള്ളി നോർത്ത് സെക്ഷനിൽ 875 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ 85 പേർക്ക് നൽകാനാണ് പദ്ധതി. ഇതുവരെ ഒൻപത് ഉപഭോക്താക്കൾ എഗ്രിമെൻ്റ് വച്ചു കഴിഞ്ഞു. കരുനാഗപ്പള്ളി നോർത്ത് സെഷനിലെ ആദ്യ സൗരനിലയത്തിന്റെ സ്വിച്ച് ഓൺ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, പഞ്ചായത്ത് അംഗം ശുഭ, കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ നാഗരാജൻ, സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരികൃഷ്ണപിള്ള, സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു, സോളാർ കോർഡിനേറ്റർ ഗോകുൽ കൃഷ്ണ, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ, ഡിവിഷൻ സെക്രട്ടറി രാജേഷ്, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം അമൃതലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com LIKE, SHARE SUPPORT ! ← ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ഷികവും ആദരിക്കലും…. അനിൽ പനച്ചൂരാനെ കരുനാഗപ്പള്ളി നാടകശാല അനുസ്മരിച്ചു… → നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു…. അനുശോചന യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളിയിലെ പാലങ്ങൾ ഫെൻസിങ് നടത്തി സംരക്ഷിക്കാൻ ഉടൻ നടപടിയുണ്ടാകണമെന്ന് എം.എൽ.എ… അവാർഡുദാനം സംഘടിപ്പിച്ചു… കരുനാഗപ്പള്ളിയിലെ ശോചനീയമായ റോഡ്…. വാഴ നട്ട് പ്രതിഷേധിച്ചു…. പള്ളിക്കലാറിന്റെ വശങ്ങളിലെ ബലക്ഷയ സ്ഥലങ്ങൾ പരിശോധിച്ചു… ഹൈവേയുടെ നടുക്ക് വലിയ കുഴി…. യാത്രക്കാർ ദുരിതത്തിൽ …. സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പ്…. മത്സ്യബന്ധന തൊഴിലാളികളുടെ പ്രതിഷേധം…. ജനകീയ നേതാവ് പി.ശിവരാജൻ യാത്രയായി…. ആദരാഞ്ജലികൾ…. മുങ്ങി മരിച്ചു…. ആദരാഞ്ജലികൾ…. കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശികളായ…. സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രഭാത ഭക്ഷണവും…. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം കരുനാഗപ്പള്ളിയിൽ നടന്ന നേതൃയോഗത്തിൽ…. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ അഖില കേരള ചെസ്സ് മത്സരം…. കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു…. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു…. ലഹരിവിരുദ്ധ വിമുക്തി ജ്വാല സംഘടിപ്പിച്ചു…. ഭാരതീയ മനുഷ്യാവകാശ സമിതി കരുനാഗപ്പള്ളിയിൽ യോഗം സംഘടിപ്പിച്ചു…. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിന് തെക്കുഭാഗത്ത് റോഡിൽ കുഴി രൂപാന്തരപ്പെട്ടു… അധ്യാപക ഒഴിവ്…. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…. ശുചിത്വ അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ…. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സമാപന വേദിയിൽ…. ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് നീല കുറുവാലൻ (ശാസ്ത്രീയനാമം: Palpopleura sexmaculata ചതുപ്പുകളിലും ചെറിയ കുളങ്ങലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][3][4][5][6]. കാട്ടുപുള്ളൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക. കാട്ടുപുള്ളൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ) കാട്ടു വിരിച്ചിറകൻ · കാട്ടു ചേരാച്ചിറകൻ · പച്ച ചേരാച്ചിറകൻ · പച്ചവരയൻ ചേരാച്ചിറകൻ · കരിവരയൻ ചേരാച്ചിറകൻ · നീലക്കണ്ണി ചേരാച്ചിറകൻ · തവിടൻ ചേരാചിറകൻ · മലബാർ ചേരാച്ചിറകൻ · പുള്ളി വിരിച്ചിറകൻ · കുങ്കുമ നിഴൽത്തുമ്പി · കൊമ്പൻ നിഴൽത്തുമ്പി · ആനമല നിഴൽത്തുമ്പി · പുള്ളി നിഴൽത്തുമ്പി · ചെറു നിഴൽത്തുമ്പി · പർവ്വതവാസി നിഴൽത്തുമ്പി · പൊന്മുടി നിഴൽത്തുമ്പി · ചെമ്പൻ നിഴൽത്തുമ്പി · പീലിത്തുമ്പി · ചുട്ടിച്ചിറകൻ തണൽത്തുമ്പി · ചെറിയ തണൽതുമ്പി · കാട്ടു തണൽതുമ്പി · മേഘവർണ്ണൻ · തവളക്കണ്ണൻ (തുമ്പി) · നീർമാണിക്യൻ · കരിമ്പൻ അരുവിയൻ · തെക്കൻ അരുവിയൻ · വടക്കൻ അരുവിയൻ · ചെങ്കറുപ്പൻ അരുവിയൻ · മഞ്ഞക്കാലി പാൽത്തുമ്പി · ചെങ്കാലി പാൽത്തുമ്പി · കാട്ടുമുളവാലൻ · മലബാർ മുളവാലൻ · വയനാടൻ മുളവാലൻ · ചുട്ടിച്ചിറകൻ മുളവാലൻ · കരിം ചിറകൻ മുളവാലൻ · ചെങ്കറുപ്പൻ മുളവാലൻ · മഞ്ഞക്കറുപ്പൻ മുളവാലൻ · പഴനി മുളവാലൻ · നീലഗിരി മുളവാലൻ · വടക്കൻ മുളവാലൻ · തെക്കൻ മുളവാലൻ · എണ്ണക്കറുപ്പൻ · ചതുപ്പു മുളവാലൻ · കരിഞ്ചെമ്പൻ മുളവാലൻ · നീലച്ചിന്നൻ · നീലച്ചുട്ടി · പത്തി പുൽചിന്നൻ · വെള്ളപ്പുൽ ചിന്നൻ · നാട്ടു പുൽചിന്നൻ · കാട്ടു പുൽചിന്നൻ · ചെറുനീലിത്തുമ്പി · അരുവിത്തുമ്പി · കനൽവാലൻ ചതുപ്പൻ · നാട്ടുചതുപ്പൻ · കരിംപച്ച ചതുപ്പൻ · തീച്ചതുപ്പൻ · മഞ്ഞപ്പുൽ മാണിക്യൻ · നീല പുൽമാണിക്യൻ · കരിയിലത്തുമ്പി · ചുട്ടിവാലൻ താമരത്തുമ്പി · മലയൻ താമരത്തുമ്പി · ഇളനീലി പൂത്താലി · മഞ്ഞ വരയൻ പൂത്താലി · കാട്ടുപൂത്താലി · നാട്ടുപൂത്താലി · കുറുവാലൻ പൂത്താലി · ചെമ്മുഖപ്പൂത്താലി · തുരുമ്പൻ രാജൻ · മരതക രാജൻ · നീലരാജൻ (തുമ്പി) · തവിട്ട്‍ രാജൻ · തത്തമ്മത്തുമ്പി · സൂചിവാലൻ രാക്കൊതിച്ചി · തുരുമ്പൻ ചാത്തൻ · പൊക്കൻ കടുവ · ചതുരവാലൻ കടുവ · സൈരന്ധ്രിക്കടുവ · പുഴക്കടുവ · പുള്ളിവാലൻ ചോലക്കടുവ · കൊമ്പൻ ക‌‌‌ടുവ തുമ്പി · നാട്ടുകടുവ · പെരുവാലൻ കടുവ · കടുവാച്ചിന്നൻ · നീലഗിരി നഖവാലൻ · ചൂണ്ടവാലൻ കടുവ · വയനാടൻ കടുവ · കുറു നഖവാലൻ · പുള്ളി നീർക്കാവലൻ · നാട്ടു നീർക്കാവലൻ · കാട്ടു പെരുംകണ്ണൻ · അടിപിടിയൻ പെരുംകണ്ണൻ · ആറ്റു പെരുംകണ്ണൻ · മഞ്ഞ പെരുംകണ്ണൻ · കാനന പെരുംകണ്ണൻ · ഇന്ത്യൻ പെരുംകണ്ണൻ · ചൂടൻ പെരുംകണ്ണൻ · മകുടിവാലൻ തുമ്പി · ചോപ്പൻ കുറുവാലൻ · ചങ്ങാതിത്തുമ്പി · മതിൽത്തുമ്പി · കാട്ടുപതുങ്ങൻ · വയൽത്തുമ്പി · കരിനിലത്തൻ · ചുട്ടിനിലത്തൻ · നാട്ടുനിലത്തൻ · തീക്കറുപ്പൻ · പാണ്ടൻ പരുന്തൻ · നീല നീർത്തോഴൻ · കരിമ്പൻ ചരൽമുത്തി · ചോരവാലൻ തുമ്പി · കുള്ളൻ വർണ്ണത്തുമ്പി · മഞ്ഞവരയൻ വർണ്ണത്തുമ്പി · പൊഴിത്തുമ്പി · തവിടൻ തുരുമ്പൻ · പുൽ തുരുമ്പൻ · സ്വാമിത്തുമ്പി · കാട്ടുപുള്ളൻ · ചെന്തവിടൻ വ്യാളി · നീല വ്യാളി · ത്രിവർണ്ണൻ വ്യാളി · പവിഴവാലൻ വ്യാളി · പച്ച വ്യാളി · ചെറു വ്യാളി · നീല കറുപ്പൻ വ്യാളി · നീല കുറുവാലൻ · ഓണത്തുമ്പി · പുള്ളിവാലൻ തുമ്പി · തവിട്ടുവെണ്ണിറാൻ · ചെറു വെണ്ണീറൻ · കരിനീലച്ചിറകൻ · തുലാത്തുമ്പി · കുങ്കുമച്ചിറകൻ · കുള്ളൻ തുമ്പി · പവിഴവാലൻ · ചെംമ്പൻ പരുന്തൻ · കരിംമ്പൻ പരുന്തൻ · സിന്ദൂരത്തുമ്പി · കാർത്തുമ്പി · ചോപ്പൻ പാറമുത്തി · ചെമ്പൻ തുമ്പി · കാറ്റാടിത്തുമ്പി · തീക്കരിമുത്തൻ · നീരോട്ടക്കാരൻ · സൂചിവാലൻ സന്ധ്യത്തുമ്പി · നീലഗിരിക്കോമരം · മിനാരക്കോമരം · ഗോവൻ കോമരം · ചിന്നൻ കോമരം · കൊമ്പൻ കോമരം · കാവിക്കോമരം · തെക്കൻ കോമരം · നിഴൽ കോമരം · ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:46, 17 നവംബർ 2018. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. പഠിപ്പിച്ചവരാണ് കാറൽ മാർക്‌സും, ഫ്രെഡറിക് എംഗൽസും. സ്വപ്‌നങ്ങളുടെ സ്ഥാനത്ത് അവർ ശാസ്ത്രത്തെയാണ് അവരോധിച്ചത്. WENZHOU NEWSWAY VALVE CO.,LTD.© പകർപ്പവകാശം 2010-2022 എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ചൂടുള്ള ഉൽപ്പന്നങ്ങൾ സൈറ്റ്മാപ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹബാധിതർ ഉള്ളത് നമ്മുടെ നാട്ടിലാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോഗികളുടെ വർദ്ധനവിന് കാരണമായത്. കൃത്യമായ ദിനചര്യകൾ ജീവിതത്തിൽ പാലിക്കാത്തത് കൊണ്ടും, ഹോട്ടൽ ഫുഡുകളോട് പ്രിയം ഏറിയതും പ്രമേഹമെന്ന ജീവിതശൈലി രോഗത്തിന് നമ്മൾ അടിമയാകാൻ കാരണമായി. പ്രമേഹം രണ്ടുതരമുണ്ട് ടൈപ്പ് വൺ പ്രമേഹം, ടൈപ്പ് ടു പ്രമേഹം. ശരീരത്തിൽ ഇൻസുലിൻ ഇല്ലാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം. ഇത് കുട്ടികളെ ആണ് കൂടുതലായും ബാധിച്ചു കാണുന്നത്. ശരീരത്തിൽ ഇൻസുലിൻ ശരിയായ പ്രവർത്തിക്കാത്തത് ആണ് ടൈപ്പ് 2 പ്രമേഹം. വ്യായാമവും, ഭക്ഷണക്രമീകരണവും ആണ് പ്രധാനമായും പ്രമേഹത്തെ മാറ്റിയെടുക്കാൻ ചെയ്യേണ്ടത്. ഒരു ഡോക്ടറെ കണ്ടു മരുന്ന് കഴിക്കുന്നതിന് അപ്പുറം നമ്മൾ മാറ്റേണ്ട ചില കാര്യങ്ങളുണ്ട്. അത് നമ്മുടെ ജീവിത ശൈലികളാണ്. ടൈപ്പ് ടു ഡയബറ്റിസ് രോഗികൾ ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കുന്ന അവസ്ഥ സംജാതമാകുന്നു. ഒരു ദിവസം മുടങ്ങുന്നത് പോലും അവരുടെ ജീവൻ അപകടത്തിലാക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹം വരാതെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങൾ ഒരു പ്രമേഹബാധിതരാണ് ആണോ എന്ന് തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ അറിഞ്ഞാൽ മാത്രം മതി പ്രമേഹ രോഗികൾക്ക് വിലക്കപ്പെടാത്ത 10 കനികൾ 1. അമിതമായ ദാഹവും വിശപ്പും ആണ് പ്രമേഹരോഗത്തിന് ആദ്യലക്ഷണം. 2. നിങ്ങളൊരു പ്രമേഹരോഗി ആണെങ്കിൽ രാത്രികാലങ്ങളിൽ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലായിരിക്കും 3. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഇത്തരക്കാരിൽ പെട്ടെന്ന് ഭേദം ആകാറില്ല. 4. കണ്ണിൻറെ കാഴ്ചയ്ക്ക് നേരിയതോതിൽ മങ്ങൽ ഏൽക്കുന്നത് പ്രമേഹരോഗത്തിന് സങ്കീർണതയെ കാണിക്കുന്നു. 5. ഇത്തരക്കാരിൽ പെട്ടെന്ന് ഇൻഫെക്ഷൻ ഉണ്ടാവുകയും ചെയ്യുന്നു. 6. ലൈംഗിക ശക്തി കുറയുന്നതും, മൂത്രത്തിൽ പഴുപ്പ് രോഗം അനുഭവപ്പെടുന്നതും ഇതിൻറെ ലക്ഷണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 7. പ്രമേഹരോഗിയുടെ ശരീരഭാരം പെട്ടെന്ന് കുറയുകയും ചെയ്യുന്നു. 8. വൃക്ക സംബന്ധമായ രോഗങ്ങൾക്കും പ്രധാനകാരണം പ്രമേഹം ആണെന്ന് നിങ്ങൾ തിരിച്ചറിയണം. പ്രമേഹരോഗികൾ ഒരിക്കലും കലോറി കൂടുതലുള്ള ഭക്ഷണം, മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് ബേക്കറി ആഹാരങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. ഭക്ഷണം സമീകൃത ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കുക അതാണ് ഏറ്റവും ഉചിതം. പ്രതിദിനം 100 ഗ്രാം പഴവർഗം നിർബന്ധമായും കഴിക്കണം. ചോറുണ്ണാൻ ആഗ്രഹിക്കുന്നവർ ഒന്നിലധികം തവണ ചോറ് തിളപ്പിച്ചു വാർത്ത് കഴിക്കുക. ഇതിൽ കാർബോഹൈഡ്രേറ്റ്സ് കുറവാണ്. അരിയായാലും, ഗോതമ്പ് ആയാലും അളവു കുറച്ചു കഴിക്കുക. കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു – News18 Malayalam കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു 2020 നവംബര്‍ എട്ടിന് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയെ സര്‍ക്കാര്‍ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു. കണ്ണൂരിലെ പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും ഏറ്റെടുത്തു. ഇന്ന് രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് മടപ്പുര ഓഫീസ് പ്രവര്‍ത്തനം ഏറ്റെടുത്തത്. 2016 തൊട്ട് മടപ്പുരയുടെ അവകാശത്തെച്ചൊല്ലി ദേവസ്വം ബോര്‍ഡും സ്വകാര്യവ്യക്തികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഹൈക്കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഓഫീസ് ഏറ്റെടുത്തത്. 2020 നവംബര്‍ എട്ടിന് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുരയെ സര്‍ക്കാര്‍ പൊതു ക്ഷേത്രമായി പ്രഖ്യാപിച്ചിരുന്നു. സംഘപരിവാര്‍ സംഘടനകളുടെയും മറ്റ് ഭക്തജനങ്ങളുടെയും പ്രതിഷേധ സാധ്യത മുന്നില്‍ കണ്ടു വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സി.ഓഫീസര്‍ അജിത് പറമ്പത്ത്, തലശ്ശേരി ഹെഡ് ക്ലര്‍ക്ക് ടി.എസ്.സുരേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍ രജിഷ് തുടങ്ങിയവരുള്‍പ്പെട്ട സംഘമാണ് മടപ്പുരയിലെത്തിയത്. രാവിലെ ആറ് മണിയോടെ ഓഫീസിലെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്താണ് ഓഫീസ് മുറിയില്‍ കയറി ചുമതലയേറ്റത്. വിശ്വാസികള്‍ക്ക് പ്രത്യക്ഷത്തില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ അതിരാവിലെയെത്തി ചുമതലയേറ്റതിനാല്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനായി കൂത്തുപറമ്പ് എ സി.പി. സജേഷ് വാഴവളപ്പില്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ മാരായ ബിനു മോഹന്‍, എം.പി. ആസാദ്, ടി.വി. പ്രദീഷ്, കുട്ടികൃഷ്ണന്‍ എസ്.ഐമാരായ സുഭാഷ് ബാബു ലതീഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള സുരക്ഷാ ഒരുക്കിയത്. സി.പി.എം.പൊലീസ് കൂട്ടുകെട്ടാണ് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന മടപ്പുരയുടെ ഭരണം പിടിച്ചെടുക്കാന്‍ വഴിയൊരുക്കിയതെന്ന് ബി.ജെ.പി നേതാവ് വി.പി. സുരേന്ദ്രന്‍ മാസ്റ്റര്‍ കുറ്റപെടുത്തി. ഇക്കാര്യത്തില്‍ വിശ്വസികളെ അണിനിരത്തി പ്രതിഷേധവും ഒപ്പം നിയമപോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. Omicron ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു Kerala Rains കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം Mohanlal സിനിമയെ നാടിനെ സ്‌നേഹിക്കുന്നവരുടെ വിജയമാണ് മരക്കാരുടെ വിജയം മോഹന്‍ലാല്‍ Arrest പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങവേ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ തീം മ്യൂസിക് സൈന മ്യൂസിക്കിലൂടെ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തീം മ്യൂസിക് റിലീസ് ചെയ്തത്. മ്യൂസികിന്റെ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന എപ്പിക് ഹിസ്‌റ്റോറിക്കല്‍ വാര്‍ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതുന്നു. ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, പ്രിയദര്‍ശന്‍, സംഗീതം-റോണി റാഫേല്‍, കലാസംവിധാനം-സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍. തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി. സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. പ്രവർത്തകരും നേതാക്കളുമില്ല നിലംപൊത്താറായി സിപിഎം പാർട്ടി ഓഫീസ് തറിച്ചെടുത്ത അതിരുകൾ-മന്ദ്യത്ത് ഭരതൻ കുഞ്ഞിമംഗലം; കവിത വായിക്കാം ആദിവാസി ദളിത് സംഗമം അവിസ്മരണീയമാക്കി കെ സി വേണുഗോപാല്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ മുൻമന്ത്രിമാരുൾപ്പടെ ഉന്നതനേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍ തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൽ രൂക്ഷ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം രാജസ്ഥാനിലും ഒമിക്രോണ്‍ കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് വകഭേദം സ്ഥിരീകരിച്ചു രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു കുടംബത്തിലെ ഒമ്പത് പേര്‍ക്ക് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒമിക്രോണ്‍ വകഭേദം ബംഗളൂരൂവിൽ 16 പേർക്കെങ്കിലും ഒമിക്രോൺ ഭീഷണി: കോൺഗ്രസ് നേതൃത്വം ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ പേർക്ക് കോവിഡ് ഹൈ വേരിയന്റ് വൈറസ് ബാധിച്ചെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം. നവംബർ ഇരുപതിനു നടന്ന സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച നിറകേരളം,ശിൽപ കേരളം കലാപ്രദർശനത്തിൽ നിന്ന്. നീലംപേരൂർ പൂരം പടയണിയുടെ സമാപന ദിവസമായ ഇന്നലെ രാത്രി പ്രതീകാത്മകമായി മുന്നേകാൽ കോൽ പൊക്കമുള്ള അന്നത്തെ ദേവീനടയിലേക്ക് എഴുന്നള്ളിച്ചപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് പുത്തനന്നങ്ങളുടേയും വല്യന്നങ്ങളുടേയും സമർപ്പണം ഈ വർഷം ഇല്ലായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആചാരപരമായി സമർപ്പിക്കുന്നതിനായ് ഓണവില്ലുകൾ തയ്യാറാക്കുന്ന തിരുവനന്തപുരം കരമനയിലെ ഓണവില്ല് കുടുംബാംഗങ്ങൾ. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ. അനുഗ്രഹമുഴിഞ്ഞ് കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. തുള്ളി ഉറഞ്ഞ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വലിയ പടയണിയിൽ നിന്ന്. തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്. ദർശനം ഐരാവതത്തിലേറി ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയപ്പോൾ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പെന്നാന എഴുന്നള്ളിച്ചപ്പോൾ. ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. ചാക്യാർക്കഥ സംസ്ഥാന ടൂറിസം വകുപ്പ് തിരുനക്കര പഴയ പോലീസ് മൈതാനത്ത് ആരംഭിച്ച 'ഉത്സവം 2021' കലാമേളയിൽ ചാക്യാർകൂത്ത് അവതരിപ്പിച്ചപ്പോൾ. മാനവീയം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാടക കലാകാരൻമാർക്കൊരു കൈതാങ്ങായി ആലപ്പുഴ ജില്ലയിലെ ചേർത്തല പാണാവള്ളി ഓടമ്പള്ളി സ്കൂൾ ഡ്രൗണ്ടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം എന്ന നാടകം അരങ്ങിൽ. മൂന്ന് ദിവസം നീണ്ട് നിൽക്കുന്നതാണ് നാടക രാവ്. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. ഈ പുസ്തകം ബെനോണി ബി. ഗട്ടലിനെ എൺപതാം നൂറ്റാണ്ടിനും എട്ടു് നും ഇടയ്ക്കുള്ള ഇടവേളകളിൽ ആലേഖനം ചെയ്തിരുന്നു. അതിനുശേഷം വീണ്ടും വീണ്ടും പ്രവർത്തിച്ചു. ഇപ്പോൾ, ചുരുങ്ങിയത് ഏതാനും പേജുകൾ ചുരുങ്ങിയത് മാറ്റമില്ലാതെ തുടരുന്നു. ആവർത്തനങ്ങളും സങ്കീർണ്ണതകളും ഒഴിവാക്കുന്നതിന് പൂർണ്ണ പേജുകൾ ഇല്ലാതാക്കി, ഞാൻ നിരവധി വിഭാഗങ്ങൾ, ഖണ്ഡികകൾ, പേജുകൾ എന്നിവ ചേർത്തിട്ടുണ്ട്. സഹായമില്ലാതെ, എഴുതിയത് എഴുതപ്പെടുമോ എന്ന് സംശയം എനിക്കുണ്ട്, കാരണം ഒരേ സമയം ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. ഈ വിഷയം രൂപത്തിൽ രൂപമെടുക്കുകയും രൂപത്തിന്റെ ഘടന കെട്ടിപ്പടുക്കാൻ ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കുകയും ചെയ്യുമ്പോൾ എന്റെ ശരീരം ഇപ്പോഴും നിലകൊള്ളണം. അതുകൊണ്ട്, താൻ ചെയ്ത പ്രവൃത്തിക്ക് ഞാൻ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുണ്ട്. സുഹൃത്തുക്കളുമൊത്തുള്ള വിളിപ്പേരുകളും, നാമനിർദേശം ചെയ്യപ്പെടാത്തതും, അവരുടെ നിർദേശങ്ങളും, സാങ്കേതികവിദ്യയുടെ സഹായവും, ജോലി പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നതും ഇവിടെയും അംഗീകരിക്കണം. വളരെ പ്രധാനപ്പെട്ട വിഷയം കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു കടമ ആയിരുന്നു. ചില അദ്ഭുത യാഥാർത്ഥ്യങ്ങളുടെ അർഥവും ഗുണവുമാണ് ഏറ്റവും മികച്ച വാക്കുകളും വാക്കുകളും കണ്ടെത്തുന്നതും മനുഷ്യശരീരത്തിൽ അവബോധം പുലർത്തുന്നവരുമായി കാണിക്കുന്നതും. ആവർത്തിച്ചുള്ള മാറ്റങ്ങൾക്ക് ശേഷം ഒടുവിൽ ഞാൻ ഉപയോഗിച്ചിരുന്ന പദങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. പല വിഷയങ്ങളും ഞാൻ ആഗ്രഹിക്കുന്നു പോലെ വ്യക്തമായി അല്ല, എങ്കിലും മാറ്റങ്ങൾ മതി അല്ലെങ്കിൽ അത്രയും ആയിരിക്കണം, ഓരോ വായനയിലും മറ്റ് മാറ്റങ്ങൾ നല്ലതു തോന്നി. ആരോടും പ്രസംഗിക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരു പ്രസംഗകനെയോ അധ്യാപകനോ എന്നല്ല ഞാൻ കാണുന്നത്. ഞാൻ പുസ്തകത്തിന്റെ ഉത്തരവാദിത്തമാണെന്നല്ല, എന്റെ വ്യക്തിത്വത്തെ അതിന്റെ രചയിതാവ് എന്ന് നാമകരണം ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ വിവരങ്ങൾ നൽകുന്ന വിഷയങ്ങളുടെ മഹത്വം, സ്വേച്ഛാധിപത്യത്തിൽ നിന്ന് എന്നെ മോചിപ്പിക്കുകയും വിടു മോചിപ്പിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യശരീരത്തിലുമുള്ള ബോധപൂർവവും അമർത്യവുമായ സ്വയത്തിന് വിചിത്രവും ഞെട്ടിക്കുന്നതുമായ പ്രസ്താവനകൾ നടത്താൻ ഞാൻ ധൈര്യപ്പെടുന്നു. ഞാൻ ആഗ്രഹിക്കുന്ന കാര്യം വ്യക്തിക്ക് തീരുമാനമെടുക്കാം അല്ലെങ്കിൽ സമർപ്പിച്ച വിവരങ്ങൾക്കൊന്നും കഴിയില്ല എന്ന് ഞാൻ തീരുമാനിക്കും. ബോധപൂർവമുള്ള സംസ്ഥാനങ്ങളിൽ എന്റെ അനുഭവങ്ങളിൽ ചിലതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം ചിന്താക്കുറിപ്പിച്ച ഊന്നിപ്പറയുന്നുണ്ട്. എന്റെ ജീവിതത്തിലെ സംഭവവികാസങ്ങൾ എന്നെ പരിചയപ്പെടുവാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതാനും എങ്ങനെ സഹായിക്കുമെന്ന് വിശദീകരിക്കാൻ സഹായിച്ചേക്കാം. ഇപ്പോഴത്തെ വിശ്വാസങ്ങളുമായി വ്യത്യാസമുണ്ട്. ബിബ്ലിയോഗ്രഫി കൂട്ടിച്ചേർത്തില്ല കാരണം പ്രസ്താവനകളെ നിരാകരിക്കാൻ റഫറൻസൊന്നും നൽകുന്നില്ല. എന്റെ അനുഭവങ്ങളിൽ ചിലത് ഞാൻ കേട്ടിട്ടുള്ളതോ വായിച്ചിട്ടുള്ളതോ ആയവയിൽ നിന്ന് വ്യത്യസ്തമായിട്ടാണ്. മനുഷ്യജീവിതത്തെക്കുറിച്ചും നമ്മൾ ജീവിക്കുന്ന ലോകത്തെക്കുറിച്ചും എന്റെ ചിന്തകൾ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. വിഷയങ്ങളിൽ ഞാൻ പരാമർശിച്ചിട്ടില്ല. എന്നാൽ അത്തരം കാര്യങ്ങളായിരിക്കുമെന്നും മറ്റുള്ളവർക്ക് അജ്ഞാതരായിരിക്കണമെന്നു കരുതുക എന്നത് യുക്തിസഹമല്ല. അറിവുള്ളവർ എങ്കിലും അറിയുന്നില്ല; ഞാൻ രഹസ്യമായി ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള സംഘടനയും ഞാൻ അംഗീകരിക്കില്ല. ഞാൻ കണ്ടെത്തിയവയെക്കുറിച്ച് ചിന്തിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഉറക്കത്തിൽ ഉണർന്നിരുന്ന് ഉറങ്ങുമ്പോഴോ ഉറങ്ങുമ്പോഴോ ഉറച്ചുനിൽക്കുകയാണ്. ഞാൻ ഒരു തരത്തിലും തനിക്ക് ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല. ബഹിരാകാശം, വസ്തുക്കളുടെ ഘടന, ഭൗതിക ഘടന, ബുദ്ധി, സമയം, അളവുകൾ, ചിന്തകളുടെ രൂപവത്കരണം, പുറംചേർക്കൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ ബോധപൂർവ്വം ചിന്തിച്ചിട്ടുണ്ട്, ഭാവിയിൽ അന്വേഷണത്തിനും ചൂഷണത്തിനും വേണ്ടി ആ കാലഘട്ടത്തിൽ ശരിയായ പെരുമാറ്റം മനുഷ്യജീവിതത്തിന്റെ ഭാഗമായിരിക്കണം, കൂടാതെ ശാസ്ത്രവും കണ്ടുപിടിത്തവും അനിവാര്യമായിരിക്കണം. അപ്പോൾ നാഗരികത തുടരാം, ഉത്തരവാദിത്തത്തോടുള്ള സ്വാതന്ത്ര്യവും വ്യക്തിജീവിതവും സർക്കാരിന്റെയും ഭരണമായിരിക്കും. എന്റെ ആദ്യകാല ജീവിതത്തിന്റെ ചില അനുഭവങ്ങളുടെ ഒരു രേഖാചിത്രം ഇതാ: ഈ ഭൌതിക ലോകവുമായി ബന്ധമുള്ള എന്റെ ആദ്യകാല അനുഭവമാണ് റിഥം. പിന്നീട് എനിക്ക് ശാരീരിക അന്തരീക്ഷത്തിൽ തോന്നിത്തുടങ്ങി, എനിക്ക് ശബ്ദം കേൾക്കാൻ കഴിഞ്ഞു. ശബ്ദങ്ങൾ സൃഷ്ടിച്ച ശബ്ദങ്ങളുടെ അർഥം ഞാൻ മനസ്സിലാക്കി; ഞാൻ ഒന്നും കണ്ടില്ല, പക്ഷെ എനിക്ക് തോന്നുന്നത് പോലെ, ഒന്നാമത്തേത് ഏതെങ്കിലും വാക്കിന്റെ അർഥം മനസ്സിലാക്കാൻ കഴിയും. എന്റെ തോന്നൽ വാക്കുകളുടെ വർണ്ണവും നിറവും നൽകി. ഞാൻ കാഴ്ചയുടെ വികാരവും വസ്തുക്കളും കാണാൻ കഴിയുന്പോൾ എനിക്ക് തോന്നിയ രൂപങ്ങളേയും ദൃശ്യങ്ങളേയും ഞാൻ കണ്ടെത്തിയപ്പോൾ എനിക്ക് മനസ്സിലായി, ഏകദേശ ധാരണയിൽ ഞാൻ കണ്ടുമുട്ടിയിരുന്നു. കാഴ്ച, കേൾവി, രുചിക്കൽ, ഗന്ധം, ചോദ്യങ്ങൾ, മറുപടി പറയാൻ എനിക്ക് കഴിയുമോ എന്ന കാര്യത്തിൽ ഒരു അപരിചിതമായ ലോകത്തിൽ ഞാനൊരു അപരിചിതനാകാൻ എനിക്ക് സാധിച്ചു. ഞാൻ ജീവിച്ചിരുന്ന ശരീരമല്ലെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ ആരാണോ ഞാൻ എവിടെ നിന്നോ, എവിടെ നിന്നോ ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന് ആരോടും പറയാനാവില്ല. ഞാൻ ചോദ്യം ചെയ്തവരുടേതല്ലാം അവർ ജീവിച്ചിരുന്ന ശരീരമാണെന്ന് വിശ്വസിക്കുന്നതായി തോന്നി. എനിക്ക് എന്നെത്തന്നെ മോചിപ്പിക്കാൻ കഴിയാത്ത ഒരു ശരീരത്തിലാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒറ്റപ്പെട്ടു, ദു sad ഖിതനായി. ആവർത്തിച്ചുള്ള സംഭവങ്ങളും അനുഭവങ്ങളും എന്നെ ബോധ്യപ്പെടുത്തിയത് അവ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളല്ല; തുടർച്ചയായ മാറ്റമുണ്ടെന്ന്; ഒന്നിന്റെയും സ്ഥിരതയില്ല; ആളുകൾ പലപ്പോഴും ഉദ്ദേശിച്ചതിന്റെ വിപരീതമാണ് പലപ്പോഴും പറഞ്ഞത്. കുട്ടികൾ "വിശ്വസിക്കുക" അല്ലെങ്കിൽ "നമുക്ക് അഭിനയിക്കാം" എന്ന് വിളിക്കുന്ന ഗെയിമുകൾ കളിച്ചു. കുട്ടികൾ കളിച്ചു, പുരുഷന്മാരും സ്ത്രീകളും വിശ്വാസവും ഭാവവും പ്രയോഗിച്ചു; താരതമ്യേന കുറച്ച് ആളുകൾ ശരിക്കും സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമായിരുന്നു. മനുഷ്യന്റെ പരിശ്രമത്തിൽ മാലിന്യമുണ്ടായിരുന്നു, പ്രത്യക്ഷപ്പെടലുകൾ നീണ്ടുനിന്നില്ല. പ്രത്യക്ഷപ്പെടലുകൾ നീണ്ടുനിൽക്കുന്നില്ല. ഞാൻ സ്വയം ചോദിച്ചു: നീണ്ടുനിൽക്കുന്നതും മാലിന്യവും അസ്വസ്ഥതയുമില്ലാതെ എങ്ങനെ നിർമ്മിക്കണം? എന്റെ മറ്റൊരു ഭാഗം ഉത്തരം നൽകി: ആദ്യം, നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അറിയുക; നിങ്ങൾ‌ക്കാവശ്യമുള്ള ഫോം കാണുകയും സ്ഥിരമായി മനസ്സിൽ‌ പിടിക്കുകയും ചെയ്യുക. എന്നിട്ട് ചിന്തിക്കുകയും ഇച്ഛിക്കുകയും സംസാരിക്കുകയും ചെയ്യുക, അദൃശ്യമായ അന്തരീക്ഷത്തിൽ നിന്ന് ശേഖരിക്കുകയും ആ രൂപത്തിലേക്ക് ചുറ്റുകയും ചെയ്യും. ഞാൻ അപ്പോൾ ഈ വാക്കുകളിൽ ചിന്തിച്ചിരുന്നില്ല, എന്നാൽ ഈ വാക്കുകൾ ഞാൻ അപ്പോൾ ചിന്തിച്ച കാര്യങ്ങൾ പ്രകടിപ്പിക്കുന്നു. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസം തോന്നി, ഒറ്റയടിക്ക് ശ്രമിച്ചുനോക്കി. ഞാന് തോറ്റു. പരാജയപ്പെട്ടപ്പോൾ എനിക്ക് അപമാനം തോന്നി, അധ ded പതിച്ചു, ഞാൻ ലജ്ജിച്ചു. സംഭവങ്ങളുടെ നിരീക്ഷണം നടത്താൻ എനിക്ക് കഴിഞ്ഞില്ല. സംഭവിച്ച കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും മരണം സംബന്ധിച്ച, ജനം ന്യായമായതായി തോന്നുന്നില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്റെ മാതാപിതാക്കൾ ഭക്തിയുള്ള ക്രിസ്ത്യാനികളായിരുന്നു. ദൈവം അത് ലോകത്തെ സൃഷ്ടിച്ചു എന്ന് ഞാൻ കേട്ടു. ലോകത്തിൽ ഓരോ മനുഷ്യശരീരത്തിനും ഒരു അമർത്യ ജീവനെ സൃഷ്ടിച്ചു; ദൈവത്തെ അനുസരിക്കാത്ത ആത്മാവുകളെ നരകത്തിൽ ഇട്ട് നരകത്തിൽ തീയും ഗന്ധകവും കെടുത്തും. ഒരു വാക്ക് ഞാൻ വിശ്വസിച്ചില്ല. ഒരു ദൈവമോ ലോകമോ ഉണ്ടാക്കിയെന്നോ അല്ലെങ്കിൽ ഞാൻ ജീവിച്ചിരുന്ന ശരീരത്തിന് വേണ്ടി എന്നെ സൃഷ്ടിച്ചെന്നോ ചിന്തിക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് അസംബന്ധം തോന്നുന്നില്ല. ഒരു കരിങ്കുരംകൊണ്ടുള്ള എന്റെ വിരൽ ഞാൻ കത്തിച്ചു കളഞ്ഞു; ആ ദേഹം കത്തിച്ചുകളയത്തക്കവിധം ഞാൻ വിശ്വസിച്ചു. പക്ഷെ, ഞാൻ എന്ന പോലെ ബോധം വന്നു, മരിക്കാനല്ല, മരിക്കാനില്ലെന്ന് എനിക്കറിയാമായിരുന്നു, അഗ്നിയും ഗന്ധവും എന്നെ കൊല്ലാൻ കഴിഞ്ഞില്ല, ആ കത്തുന്ന വേദന ഭയങ്കരമായിരുന്നു. എനിക്ക് അപകടമുണ്ടാകാം, പക്ഷെ ഞാൻ ഭയപ്പെട്ടില്ല. 'എന്തുകൊണ്ട്' അല്ലെങ്കിൽ 'എന്ത് ജീവിതത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ അറിയാൻ ആളുകൾക്ക് തോന്നുന്നില്ല. സംഭവിച്ച കാര്യങ്ങൾക്ക് ഒരു കാരണം ഉണ്ടായിരിക്കണം എന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതത്തിൻറെയും മരണത്തിൻറെയും രഹസ്യങ്ങൾ അറിയാനും നിത്യമായി ജീവിക്കാനും ഞാൻ ആഗ്രഹിച്ചു. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷെ അത് എനിക്ക് താങ്ങാൻ കഴിയില്ല. ലോകം, രാത്രി, പക, ജീവൻ, മരണം എന്നിവയെ നിയന്ത്രിച്ച ബുദ്ധിശാലികൾ ഉണ്ടായിരുന്നിട്ടും രാത്രിയും പകലും ജീവനും മരണവും ആയിരിക്കില്ലെന്ന് എനിക്കറിയാം. എന്നിരുന്നാലും, ഞാൻ എങ്ങനെ പഠിക്കണം, എങ്ങനെ ചെയ്യണം, ജീവൻറെയും മരണത്തിൻറെയും രഹസ്യാത്മകതകൾക്ക് ഭരമേൽപ്പിക്കേണ്ടതെങ്ങനെയെന്ന് എന്നെ അറിയിക്കുന്ന ജ്ഞാനം കണ്ടെത്താൻ ഞാൻ ഉദ്ദേശിക്കുന്നു. എന്റെ മനസ്സിൻറെ ദൃഢനിശ്ചയത്തെക്കുറിച്ച് പറയാൻപോലും ഞാൻ വിചാരിക്കില്ല, കാരണം ആളുകൾക്ക് മനസ്സിലാകുന്നില്ല. അവർ എന്നെ ബുദ്ധിഭ്രമമായി കരുതുന്നു. ആ സമയത്ത് എനിക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു. പതിനഞ്ചോ അതിലധികമോ വർഷങ്ങൾ കടന്നുപോയി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു, അവർ വളരുകയും പുരുഷൻമാരോടും സ്ത്രീകളോടും, പ്രത്യേകിച്ചും അവരുടെ കൗമാരത്തിലും, പ്രത്യേകിച്ച് എന്റെ സ്വന്തം കാര്യത്തിലും ആയി മാറുകയും ചെയ്തു. എന്റെ കാഴ്ചപ്പാടുകൾ മാറി, പക്ഷെ എന്റെ ഉദ്ദേശ്യം, ജ്ഞാനമുള്ളവരും, അറിഞ്ഞിരുന്നവരും, ജീവന്റെയും മരണത്തിൻറെയും രഹസ്യങ്ങൾ പഠിക്കാൻ കഴിയുന്ന ആർക്കുവേണ്ടിയാണോ? അവരുടെ അസ്തിത്വത്തെക്കുറിച്ച് എനിക്ക് ഉറപ്പായിരുന്നു. അവരെ കൂടാതെ, ലോകം സാധ്യമല്ല. ഒരു രാജ്യത്തിന്റെ ഗവൺമെന്റോ അല്ലെങ്കിൽ ഏതെങ്കിലും ബിസിനസിന്റെ മാനേജ്മെന്റോ തുടരുന്നതിന് വേണ്ടി ഒരു ഭരണകൂടവും ലോകത്തിന്റെ ഒരു മാനേജ്മെന്റും ഉണ്ടായിരിക്കണം എന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. ഞാൻ വിശ്വസിച്ചതെന്തെന്ന് ഒരു ദിവസം എന്റെ അമ്മ ചോദിച്ചു. മടിയുമില്ലാതെ ഞാൻ പറഞ്ഞു: നീതി എന്നത് ലോകം ഭരിക്കുന്നത് എന്ന് എനിക്ക് യാതൊരു സംശയവുമില്ല, എന്റെ ജീവൻ അത് ഇല്ലെന്ന് തെളിയിക്കുന്നുവെന്ന തോന്നലാണെങ്കിലും, എനിക്ക് സഹാനുഭൂതി അറിയാവുന്നതും, എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണെന്നതും എനിക്ക് കാണാൻ കഴിയില്ല. അതേ വർഷം, ഇരുപതാം നൂറ്റാണ്ടിന്റെ വസന്തകാലത്ത്, ഞാൻ ഞായറാഴ്ച ഒരു പത്രം വായിച്ചു, മാഡം ബ്ലോവാറ്റ്സ്കി മഹാത്മസ് എന്ന് വിളിക്കപ്പെടുന്ന കിഴക്കിൻറെ ജ്ഞാനികളുള്ള ഒരു വിദ്യാർത്ഥി ആയിരുന്നു. ഭൂമിയിലെ ആവർത്തിച്ചുണ്ടായ ജീവിതത്തിൽ അവർ ജ്ഞാനം പ്രാപിച്ചു. ജീവന്റെയും മരണത്തിൻറെയും രഹസ്യങ്ങൾ കൈവശമുള്ളതുകൊണ്ടും അവർ മദാം ബ്ലാവാറ്റ്സ്കി ഒരു തിയോസസിക്കൽ സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു, അതിലൂടെ അവരുടെ ഉപദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയുണ്ടായി. വൈകുന്നേരം ഒരു പ്രഭാഷണം നടക്കും. ഞാന് പോയി. പിന്നീട് ഞാൻ സൊസൈറ്റിയിലെ ശക്തനായ അംഗമായി. ജ്ഞാനികൾ ഉണ്ടായിരുന്നെങ്കിലും, അവർ വിളിച്ചിരുന്ന പേരുകളിൽ എന്നെ ആശ്ചര്യപ്പെടുത്തിയില്ല. ഞാൻ മനുഷ്യന്റെ പുരോഗതിക്കും പ്രകൃതിയുടെ മാർഗനിർദേശത്തിനും മാർഗനിർദേശത്തിനും വേണ്ടിയുള്ള ആവശ്യകതയെക്കുറിച്ച് അന്തർലീനമായിട്ടുള്ളത് എന്താണെന്നതിന് വെറും തെളിവ് മാത്രമാണ്. അവരെക്കുറിച്ച് എനിക്ക് കഴിയുന്നതെല്ലാം ഞാൻ വായിച്ചു. ഞാൻ ജ്ഞാനികളുടെ കൂട്ടത്തിൽ ഒരുത്തന്റെ ഒരു ശിഷ്യനായിത്തീരുന്നതു കണ്ടു; എന്നാൽ തുടർന്നും ചിന്തിച്ചത്, യഥാർത്ഥ ജീവിതരീതി ആരൊക്കെയുണ്ടായിരുന്നതൊന്നും അല്ല, മറിച്ച് ശരിയായിക്കൊള്ളാനും തയ്യാറാകുമെന്നും മനസിലാക്കാൻ എന്നെ പ്രേരിപ്പിച്ചു. ഞാൻ ഗർഭംധരിച്ചിരുന്നതുപോലെ ഞാൻ ജ്ഞാനം സമ്പാദിച്ചു; ഇനിമുതൽ എനിക്കു എഴുതു. എനിക്ക് അധ്യാപകയില്ലായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ നന്നായി അറിയാം. യഥാര്ത്ഥ 'ജ്ഞാനികൾ' എന്നതുകൊണ്ട്, ദ് റിയൽ ഓഫ് പെർമനൻസ് എന്ന കൃതിയിൽ ജൈത്രയാത്ര. എല്ലാ സമൂഹങ്ങളുമായി ഞാൻ ബന്ധം അവസാനിപ്പിച്ചു. നവംബർ നവംബർ മുതൽ ഞാൻ അത്ഭുതകരവും നിർണ്ണായകവുമായ അനുഭവങ്ങൾ കടന്നു. തുടർന്ന്, വസന്തകാലത്ത്, എന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ സംഭവം നടന്നത്. ഞാൻ ന്യൂയോർക്ക് സിറ്റിയിലെ XNUMTHTH അവന്യൂവിലെ 1892 സ്ട്രീറ്റ് മറികടന്നിരുന്നു. കാറും ആളുകളും തിരക്കി. വടക്കുകിഴക്ക് മൂലയിൽ കറക്റ്റോണിനു മുകളിലേക്ക് കയറുന്നതിനിടയിൽ, സൂര്യന്റെ മണ്ണിരകളെക്കാൾ പ്രകാശം എന്റെ തലയുടെ മധ്യത്തിൽ തുറന്നു. ആ നിമിഷത്തിൽ, നിത്യതയെ പിടികൂടുകയായിരുന്നു. സമയം ഇല്ലായിരുന്നു. ദൂരം, അളവുകൾ തെളിവുകളിൽ ഇല്ലായിരുന്നു. യൂണിറ്റുകൾ ഘടിപ്പിച്ചതാണ് യൂണിറ്റുകൾ. പ്രകൃതിയുടെയും യൂണിറ്റുകളുടെയും ഇൻറലിജൻസ് എന്ന നിലയിൽ ഞാൻ ബോധവാനായി. അതിലും ദൂരത്തും അങ്ങനെ പറയാം, കൂടുതൽ ചെറുതും വലുതുമായ ലൈറ്റുകൾ ഉണ്ടായിരുന്നു; വ്യത്യസ്ത തരം യൂണിറ്റുകളെ വെളിപ്പെടുത്തിയ ചെറിയ ലൈറ്റുകൾ നിറഞ്ഞുകവിയുന്നു. വെളിച്ചം സ്വഭാവമല്ല; അവർ ലൈറ്റ്സ് ഇൻ ഇന്റലിജൻസ്സ്, കൺസൈൻ ലൈറ്റ്സ്. ആ പ്രകാശത്തിന്റെ പ്രകാശം അല്ലെങ്കിൽ ചാപലത്തെ അപേക്ഷിച്ച്, ചുറ്റുമുള്ള സൂര്യപ്രകാശം കനത്ത മൂടൽമഞ്ഞായിരുന്നു. എല്ലാ ലൈറ്റുകളിലും ഘടികാരങ്ങളിലും വസ്തുക്കളിലും ഞാൻ ബോധവൽക്കരണത്തിന്റെ സാന്നിധ്യം മനസ്സിലാക്കി. ആത്യന്തികവും സമ്പൂർണ്ണവുമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ബോധത്തെ ഞാൻ ബോധവാന്മാരായി കണ്ടു. ഞാൻ ആവേശഭരിതരായില്ല, വികാരങ്ങൾ, വികാരങ്ങൾ. CONSCIOUSNESS വിവരിക്കുന്നതിനോ വിശദീകരിക്കുന്നതിനോ ഉള്ള വാക്കുകൾ പൂർണ്ണമായി പരാജയപ്പെടുന്നു. അതിശയകരമായ മഹദ്ത്വവും അധികാരവും ഓർഡറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കാൻ വിഫലമാകുന്നത് ഞാൻ മനസിലാക്കിയ കാര്യങ്ങളെക്കുറിച്ച് സമർത്ഥമായി. ഓരോ പതിറ്റാണ്ടിലും രണ്ടു പതിറ്റാണ്ടുകൾക്ക് രണ്ടു തവണ ഞാൻ ബോധം തിരിച്ചറിഞ്ഞു. എന്നാൽ ആ സമയത്ത് ആദ്യ നിമിഷത്തിൽ ഞാൻ ബോധവാനായിക്കാണുന്നതിനേക്കാൾ എനിക്ക് ബോധമുണ്ടായിരുന്നു. ബോധം എന്ന ബോധം എന്നത്, എന്റെ ജീവിതത്തിലെ ഏറ്റവും ശക്തിയുള്ളതും ശ്രദ്ധേയവുമായ നിമിഷത്തെക്കുറിച്ച് സംസാരിക്കാനുള്ള ഒരു വാക്യമായി ഞാൻ തിരഞ്ഞെടുത്ത വാക്കുകളുടെ ഗണം. എല്ലാ യൂണിറ്റിലും ബോധവൽക്കരണം ഉണ്ട്. അതുകൊണ്ടാണ് അവബോധത്തിന്റെ സാന്നിധ്യം ഓരോ യൂണിറ്റും ബോധപൂർവമുള്ള ഈ ബിരുദത്തിലെ പ്രവർത്തനത്തെ ബോധമുള്ളതാക്കുന്നു. ബോധത്തെക്കുറിച്ച് ബോധം പുലർത്തുന്നവർ അജ്ഞരായിരിക്കുന്നവരോട് 'അറിയപ്പെടാത്ത' വെളിപ്പെടുത്തുന്നു. അപ്പോൾ ബോധവത്കരണം ബോധവാനായി അവനു കഴിയുന്നത് എന്താണെന്ന് അറിയിക്കാൻ അയാൾ ആ കടമയാകുന്നു. ബോധത്തെക്കുറിച്ച് ബോധം പുലർത്തുന്നതിലെ ഏറ്റവും വലിയ മൂല്യമാണ് ഏതൊരു വിഷയത്തെക്കുറിച്ചും ചിന്തിച്ചുകൊണ്ട് ഒരാൾക്ക് അത് അറിയാൻ കഴിയുന്നത് എന്നതാണ്. ചിന്തയുടെ വിഷയത്തിൽ ബോധപൂർവ്വമായ പ്രകാശത്തിന്റെ സ്ഥിരമായ നിയന്ത്രണം ചിന്തയാണ്. ചുരുക്കമായി പറഞ്ഞാൽ, നാലു ഘട്ടങ്ങൾ ആലോചിക്കേണ്ടതാണ്: വിഷയം തിരഞ്ഞെടുക്കുക; ആ വിഷയത്തിൽ ബോധപൂർവമുള്ള ലൈറ്റ് നടത്തി; വെളിച്ചം കേന്ദ്രീകരിക്കുന്നു; വെളിച്ചത്തിന്റെ കേന്ദ്രബിന്ദു. വെളിച്ചം കേന്ദ്രീകരിച്ചാൽ വിഷയം അറിയപ്പെടുന്നു. ഈ രീതിയിലൂടെ, ചിന്തയും വിധിയും എഴുതിയിരിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രത്യേക ഉദ്ദേശ്യം: മനുഷ്യശരീരത്തിൽ നാം ബോധപൂർവമായ മനുഷ്യരെക്കുറിച്ച് ബോധപൂർവമായ അമർത്യമായ ത്രിത്വത്തിന്റെ ത്രിപാഠഭാഗങ്ങൾ, സമയം, കാലത്തിനപ്പുറം, നമ്മുടെ മഹാനായ ചിന്തകൻ, സ്ഥിരതയുടെ ഭരണത്തിൽ; നാം മനുഷ്യശരീരത്തി ലുള്ള ബോധപൂർവമായ മനുഷ്യർ, നിർണായകമായ ഒരു പരീക്ഷണത്തിൽ പരാജയപ്പെട്ടു. അങ്ങനെ, മനുഷ്യന്റെയും ജനനതയുടെയും ജനന മരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും ഈ താൽക്കാലിക പുരുഷനാണെന്ന നിലയിൽ സ്ഥിരതയുടെ ആ രാജ്യത്ത് നിന്ന് നമ്മെത്തന്നെ നാടുകടത്തി. നമ്മൾ ഈ ഓർമ്മകളെക്കുറിച്ച് ചിന്തിക്കുന്നില്ല, കാരണം നമ്മൾ ഒരു സ്വയം ശ്വാസകോശസംബന്ധമായ ഉറക്കത്തിലേക്ക്, സ്വപ്നം കാണുന്നു. നാം ജീവനില്ലാത്തവരായി ജീവിപ്പാനും വീണ്ടും ജീവിപ്പാനും ഇടയാകും. നമ്മൾ അങ്ങനെ ചെയ്യുന്നതുവരെ നാം തുടർന്നും ചെയ്യേണ്ടത്, നാം നമ്മെത്തന്നെ നിറുത്തലാക്കുന്നതിൽ നിന്ന് നമ്മെത്തന്നെ ഉയർത്തുക. നമ്മുടെ ശരീരത്തിൽ നമ്മളെത്തന്നെ ബോധ്യപ്പെടുത്തുകയും, നമ്മുടെ ശരീരം പുനരുജ്ജീവിച്ച് നമ്മുടെ ഭവനത്തിൽ നിത്യജീവനിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക നമ്മൾ എത്തുന്ന സ്ഥിരമായ ഒരു ഭരണകൂടം നമ്മുടേത് ഈ ലോകത്തെ കൂട്ടിയിണക്കുന്നു, മറിച്ച് മനുഷ്യന്റെ കണ്ണുകളല്ല കാണുന്നത്. പിന്നെ നമുക്ക് ബോധപൂർവ്വം നമ്മുടെ സ്ഥലങ്ങൾ ഏറ്റെടുക്കുകയും, നമ്മുടെ ഭാഗങ്ങൾ നിത്യപരാധികാര നിർണയത്തിൽ തുടരുകയും ചെയ്യും. ഇത് നടപ്പിലാക്കാനുള്ള മാർഗ്ഗം പിന്തുടരുന്ന അധ്യായങ്ങളിൽ കാണിച്ചിരിക്കുന്നു. ഈ രചനയിൽ ഈ കൃതിയുടെ കൈയെഴുത്തുക്കാരൻ പ്രിന്ററുമൊത്തുണ്ട്. എഴുതപ്പെട്ടവയിലേക്ക് ചേർക്കുന്നതിന് കുറച്ചു സമയമൊന്നുമില്ല. നിരവധി വർഷങ്ങൾക്കുള്ളിൽ, ഞാൻ ബൈബിൾ വാക്യങ്ങളുടെ ചില വ്യാഖ്യാനങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകാമെന്ന് ഞാൻ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ പേജുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ, അർത്ഥവും അർഥവും അതേ സമയം, ഈ സൃഷ്ടിയുടെ പ്രസ്താവനകൾ സ്ഥിരപ്പെടുത്തുക. എന്നാൽ താരതമ്യപ്പെടുത്താൻ അല്ലെങ്കിൽ ആശയവിനിമയങ്ങൾ കാണിക്കാൻ ഞാൻ വിസമ്മതിച്ചു. ഈ ജോലി അതിന്റെ തന്നെ യോഗ്യതയിൽ മാത്രം വിധികൽപിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. കഴിഞ്ഞ വർഷം ഞാൻ ബൈബിളിൻറെ നഷ്ടപ്പെട്ട പുസ്തകങ്ങളും ഏദന്റെ മറന്നുപോയ പുസ്തകങ്ങളും അടങ്ങിയ ഒരു വാല്യം വാങ്ങി. ഈ പുസ്തകങ്ങളുടെ പേജുകൾ സ്കാൻ ചെയ്യുമ്പോൾ, ട്രിയൂൺ സെൽഫിനെക്കുറിച്ചും അതിന്റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചും ഇവിടെ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസിലാക്കുമ്പോൾ എത്ര വിചിത്രവും മനസ്സിലാക്കാൻ കഴിയാത്തതുമായ ഭാഗങ്ങൾ മനസ്സിലാക്കാൻ കഴിയുമെന്നത് ആശ്ചര്യകരമാണ്; മനുഷ്യ ഭ body തിക ശരീരത്തെ ഒരു പൂർണതയുള്ള, അമർത്യമായ ശാരീരിക ശരീരമായി പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചും, യേശുവിന്റെ വാക്കുകളിൽ "ദൈവരാജ്യം" എന്ന ശാശ്വത മണ്ഡലത്തെക്കുറിച്ചും. ബൈബിൾ ഭാഗങ്ങളുടെ വിശദീകരണത്തിനായി വീണ്ടും അപേക്ഷകൾ നടത്തി. ഈ പുസ്തകത്തിലെ ചില പ്രസ്താവനകൾ സ്ഥിരപ്പെടുത്തുന്നതിന് ചില തെളിവുകൾ കൊടുക്കാനും, പുതിയനിയമത്തിലും മുകളിൽ സൂചിപ്പിച്ച പുസ്തകങ്ങളിലും ഈ കണ്ടെത്തൽ കണ്ടെത്താനായേക്കാം എന്നതും ഒരുപക്ഷേ ശരിയായിരിക്കാം. അതുകൊണ്ട് ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചാൾസ് എക്സ്, ദൈവങ്ങൾ, അവരുടെ മതങ്ങൾ എന്നിവയിൽ അഞ്ചാം ഭാഗം ഞാൻ കൂട്ടിച്ചേർക്കും. വേർഡ് ഫൗണ്ടേഷൻ, ഇൻക് ചിന്താക്കുഴപ്പത്തിൻറെയും വിധിയുടെയും പ്രസാധകർ പരിഷത്ത് വിക്കി സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ് ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്. എല്ലാ പൊതുരേഖകളുംContent model change logഅന്തർവിക്കി പട്ടികയുടെ രേഖഅപ്‌ലോഡ് രേഖഇറക്കുമതി പ്രവർത്തനരേഖഉപയോക്തൃ അവകാശ രേഖഉപയോക്തൃ പുനർനാമകരണ രേഖഉപയോക്തൃ സൃഷ്ടിയുടെ രേഖടാഗ് കൈകാര്യ രേഖടാഗ് രേഖതടയൽ രേഖതലക്കെട്ട് മാറ്റങ്ങളുടെ രേഖതാളുകൾ സം‌യോജിപ്പിച്ചതിന്റെ രേഖകൾതാൾ സൃഷ്ടിയുടെ രേഖമായ്ക്കൽ രേഖറോന്തുചുറ്റൽ പ്രവർത്തനരേഖസംരക്ഷണ പ്രവർത്തനരേഖ ലക്ഷ്യം (തലക്കെട്ട് അല്ലെങ്കിൽ ഉപയോക്താവിനെ തിരയാനുള്ള ഉപയോക്താവ്:ഉപയോക്തൃനാമം ഈ വാക്കിൽ തുടങ്ങുന്ന തിരച്ചിൽ ഫലങ്ങൾ 13:18, 19 സെപ്റ്റംബർ 2020 കേരളത്തിലെ വിദ്യാഭ്യാസം പ്രശ്നങ്ങളും കടമകളും എന്ന താൾ Peemurali സംവാദം സംഭാവനകൾ സൃഷ്ടിച്ചു Infobox book name കേരളത്തിലെ വിദ്യാഭ്യാസം പ്രശ്ന താൾ സൃഷ്ടിച്ചിരിക്കുന്നു) Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ അഭിനയജീവിതത്തിന്റെ 50 വര്‍ഷം: മമ്മൂട്ടിയെ വീട്ടില്‍ ചെന്ന് ആദരിച്ച് കെ സുരേന്ദ്രന്‍ ഈ മാസം ആറിനായിരുന്നു മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത് . കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ്; പോലീസുകാരനെതിരെ നടപടിക്ക് സാധ്യത എന്നാല്‍ ഉദ്യോഗസ്ഥന്റെ ഈ പ്രവൃത്തി ഔദ്യോഗിക അനുമതിയില്ലെതെയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → എല്ലാ ഉൽപ്പന്നങ്ങളും → CBD അഭയം എല്ലാ ഉൽപ്പന്നങ്ങളും Cbd അഭയം" എന്ന് ടാഗ് ചെയ്ത ഇനങ്ങൾ അടുക്കുക: ഫീച്ചർ ചെയ്ത മികച്ച വിൽപ്പന അക്ഷരമാലാക്രമത്തിൽ, AZ അക്ഷരമാലാക്രമത്തിൽ, ZA കുറഞ്ഞ, ഉയർന്ന നിരക്ക് ഉയർന്ന വില തീയതി, പഴയതിൽ നിന്ന് പുതിയത് തീയതി, പഴയതിൽ നിന്ന് പുതിയത് CBD അസൈലം ടാബ്‌ലെറ്റുകൾ 1000mg CBD 100 ടാബ്‌ലെറ്റുകൾ (ഒന്ന് സൗജന്യമായി വാങ്ങുക) ശേഖരം തീർന്നു പോയി CBD അസൈലം നൈറ്റ് ടാബ്‌ലെറ്റുകൾ 1000mg CBD 100 ടാബ്‌ലെറ്റുകൾ (ഒന്ന് സൗജന്യമായി വാങ്ങുക) ശേഖരം തീർന്നു പോയി പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ഗ്ലാസ് ഓയിൽ ബർണർ ഇരട്ട ബബിൾ ഫിൽട്ടർ ബോംഗ് ടോപ്പർ വാട്ടർ പൈപ്പ് 10 എംഎം ആൺ ഈ വീ ഡബിൾ ബബ്ലർ കിട്ടി, കാരണം അത് വളരെ രസകരമായി കാണപ്പെട്ടു, എനിക്ക് സന്തോഷവാനല്ല. ഇത് നന്നായി പ്രവർത്തിക്കുന്നു, എല്ലാം വളരെ വലുതല്ല. ഈ വാങ്ങലിൽ തീർച്ചയായും സന്തോഷമുണ്ട്, മാത്രമല്ല എല്ലായ്‌പ്പോഴും എന്നപോലെ അവരുടെ മികച്ച സേവനത്തിന് ഡ്രാഗൺസ് ഹെഡ് ഷോപ്പിനെ കുറ്റപ്പെടുത്താൻ കഴിയില്ല റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → നിക്ക് ഷോട്ടുകളും ലവണങ്ങളും അടുക്കുക: ഫീച്ചർ ചെയ്ത മികച്ച വിൽപ്പന അക്ഷരമാലാക്രമത്തിൽ, AZ അക്ഷരമാലാക്രമത്തിൽ, ZA കുറഞ്ഞ, ഉയർന്ന നിരക്ക് ഉയർന്ന വില തീയതി, പഴയതിൽ നിന്ന് പുതിയത് തീയതി, പഴയതിൽ നിന്ന് പുതിയത് എല്ലാം കാണുക സിറ്റി വേപ്പ് ഡൈന്റിയുടെ ഫിസ്നിക് ഞാൻ വിജി കിലോ പുതിയ വരവ് നിക് ഡ്രിപ്പ് നിക്ക് ഷോട്ടുകളും ലവണങ്ങളും സൈക്കോ ബണ്ണി ചുവന്ന ദ്രാവകങ്ങൾ പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ജെറ്റ് ലൈറ്റർ യുകെ പ്രൊഫസർ ലൈറ്റേഴ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) നിങ്ങളുടെ കൈയ്യിൽ നല്ല വലിപ്പവും അതുപോലെ ധാരാളം ഇന്ധനവും അടങ്ങിയിരിക്കുന്നു, ഓരോ തവണയും തീപിടിക്കുന്നു, തീജ്വാല ക്രമീകരിക്കാനും നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് നയിക്കാനും എളുപ്പമാണ്. ശുപാർശ ചെയ്ത! ഗ്ലാസ് ഓയിൽ ബർണർ ഇരട്ട ബബിൾ ഫിൽട്ടർ ബോംഗ് ടോപ്പർ വാട്ടർ പൈപ്പ് 10 എംഎം ആൺ ഈ വീ ഡബിൾ ബബ്ലർ കിട്ടി, കാരണം അത് വളരെ രസകരമായി കാണപ്പെട്ടു, എനിക്ക് സന്തോഷവാനല്ല. ഇത് നന്നായി പ്രവർത്തിക്കുന്നു, എല്ലാം വളരെ വലുതല്ല. ഈ വാങ്ങലിൽ തീർച്ചയായും സന്തോഷമുണ്ട്, മാത്രമല്ല എല്ലായ്‌പ്പോഴും എന്നപോലെ അവരുടെ മികച്ച സേവനത്തിന് ഡ്രാഗൺസ് ഹെഡ് ഷോപ്പിനെ കുറ്റപ്പെടുത്താൻ കഴിയില്ല റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി സണ്ണി കല്ലൂപ്പാറ. മലയാള സിനിമയിൽ സജീവമാകാനൊരുങ്ങി സണ്ണി കല്ലൂപ്പാറ. സണ്ണി കല്ലൂപ്പാറ അമേരിക്കയിലേക്ക് കുടിയേറിയിട്ട് വർഷളായെങ്കിലും മലയാളികൾക്കിടയിൽ കലാകാരൻ സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ നിറസാനിധ്യമാണ് ഇപ്പോഴും.അടുത്തിടെ പുറത്തിറങ്ങിയ അവർക്കൊപ്പമാണ് ഒടുവിൽ സണ്ണി അഭിനയിച്ച മലയാള ചിത്രം.അവർക്കൊപ്പം പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയായിരുന്നു. നാട്ടിലെപഠനകാലത്തുതന്നെ കലാസാമൂഹിക മേഖലയിൽ സജീവസാന്നിധ്യമായിരുന്ന സണ്ണി. സ്കൂൾ കോളേജ് നാടകമത്സരത്തിൽ ബെസ്റ്റ് ആക്റ്റർ, ഇന്റർ കോളേജ് നാടകമത്സരത്തിൽ മികച്ച നടൻ എന്നി സമ്മാനങ്ങൾ കരസ്ഥമാക്കിയ സണ്ണി1984-ൽ ആണ് അമേരിക്കയിൽ എത്തുന്നത്. അമേരിക്കയിൽ എത്തിയതിന് ശേഷം മാനുഷിനാടകോത്സവത്തിൽ വ്യുവേഴ്സ് ചോയിസ് ബെസ്റ്റ് ആക്റ്റർ അമേരിക്കയിലെ പ്രമുഖ മലയാളം ദിനപത്രമായ മലയാളത്തിന്റെ നേതൃത്വത്തിൽ നടത്തിയ യൂണിഫെസ്റ്റ് 91-ൽ കലാപ്രതിഭ ,ഫോമനാടകമത്സരത്തിൽ ബെസ്റ്റ് ആക്റ്റർ എന്നീ പുരസ്ക്കാരങ്ങളും സണ്ണി സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനപ്രിയ ടെലിവിഷൻപരമ്പരകളായ മനസ്സറിയാതെ ,വേളാങ്കണ്ണിമാതാവ്, ഞങ്ങൾ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അൽഫോൺസാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം,രുദ്രവീണ,ഫെയ്സ് ബുക്ക് ജോപ്പൻ തുടങ്ങിയ പത്തിൽ അധികം സീരിയലുകളിൽ താരംശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ സ്റ്റേജ്നാടകങ്ങളിലും സ്ഥിരംസാന്നിധ്യമാണ്.150-ൽ അധികം വേദികൾ പിന്നിട്ട 20-ൽ അധികം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ അമേരിക്കയിലെ വിവിദ സംഘടനകളുടെ നേതൃനിരയിലും സജീവ സാന്നിധ്യമാണ് സണ്ണി. ന്യൂയോർക്ക് സെന്റ് തോമസ് മാർത്തോമ യുവജനസഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ് ,നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പർ, നോർത്ത് അമേരിക്ക ഭദ്രാസനയുവജനസഖ്യം ആദ്യ ട്രഷറർ, എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു കൂടാതെ ന്യൂയോർക്ക് മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്റ് പ്രസിഡന്റ് എന്നിനിലയിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സംഘടനയുടെ വൈസ് പ്രസിഡന്റാണ്. ഫോമയുടെ നാഷണൽ കമ്മറ്റി മെമ്പർ, റീജണൽ ട്രഷറർ,ഫോമ കൺവെൺഷൻ കൾച്ചറൽ പ്രോഗ്രാം ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ നവാഗത സംവിധായകൻ ഒരുക്കുന്ന യുവതാര ചിത്രത്തിലാകും സണ്ണികല്ലൂപ്പാറ ഇനി അഭിനയിക്കുക. പൂർണ്ണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണെന്നും സണ്ണി പറയുന്നു. ആ സിനിമയെക്കുറിച്ച് അതിന്റെ അണിയറ പ്രവർത്തകർ തന്നെ ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിടും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ മറ്റ് മൂന്ന് മലയാള ചിത്രങ്ങളിൽ കൂടി സണ്ണി അഭിനയിക്കുന്നുണ്ട് അതിൽ രണ്ടെണ്ണം അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. അതിനെല്ലാം പുറമേ തന്റെ വലിയൊരു സ്വപ്നത്തിന് പുറകെയുള്ളയാത്രയിലാണ്. അമേരിക്കയിൽ ഉടനീളം ഏകപാത്ര നാടകം അവതരിപ്പിക്കുവാൻ ഉള്ള തയ്യാറെടുപ്പിലുമാണ് സണ്ണി ഇപ്പോൾ. അത് ഈ വർഷം അവസാനത്തോടെ സാധ്യമായെക്കുമെന്നും സണ്ണി കരുതുന്നു. എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ അമ്മയെ ചിലർക്കു പുച്ഛമായിരുന്നു; ഇന്നവർ അമ്മയിലെ അംഗങ്ങൾ; അവരില്ലാതെ അമ്മയില്ല, അവരുടെ തണലിലാണു സംഘടന ഉണ്ടായതെന്ന് ഗണേഷ്‌കുമാര്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇനി ഇല്ല. സംഘടന ഉണ്ടാക്കിയ കാലം മുതല്‍ ഒപ്പം നിന്നു. ഇതിനു രൂപം കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് ഞാനും മണിയന്‍പിള്ള രാജുവുമെന്ന് ഗണേഷ് കുമാർ. പക്ഷേ, “അമ്മ’ എഴുതുന്ന ചരിത്രത്തില്‍ എന്തെഴുതും എന്ന് എനിക്കറിയില്ല. അന്ന് ഞാനും മണിയന്‍പിള്ളയും സ്വന്തം കാറെടുത്ത് എല്ലാ നടീനടന്മാരുടെയും വീട്ടില്‍ പോയി കണ്ടു സംസാരിച്ചാണ് അവരെ അംഗങ്ങളാക്കിയത്. 2,500 രൂപയായിരുന്നു അന്നത്തെ അംഗത്വ ഫീസ്. ഞങ്ങളെ അന്നു ചിലര്‍ പുച്ഛത്തോടെയാണ് മടക്കി അയച്ചത്. പിന്നീട് അവരെല്ലാം സംഘടനയില്‍ അംഗങ്ങളായി. അമ്മയില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവരായി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി ഇവരുടെ സൂപ്പര്‍ സ്റ്റാര്‍ഡം ഉപയോഗിച്ചാണ് അമ്മ സമ്പന്നമായത്. പലരും പറയാറുണ്ട് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇനി മാറി നിന്നുകൂടേ എന്ന്. ഒരിക്കലും കഴിയില്ല, അവരില്ലാതെ അമ്മയില്ല. അവരുടെ തണലിലാണു സംഘടന ഉണ്ടായത് ഗണേഷ്‌കുമാര്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഞാന്‍ വിശകലനം ചെയ്യുന്നില്ല എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാന്‍ പറ്റില്ല; സുരേഷ് ഗോപി അമ്മ വിടാനിടയായ കാരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്… മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടന്‍ സുരേഷ് ഗോപി അംഗമല്ലാത്തതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെപ്പറ്റി താന്‍ വിശകലനം ചെയ്യുന്നില്ലെന്നും എന്നാല്‍ സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ ന്മകളെപ്പറ്റി പറയാതിരിക്കാനാവില്ലെന്നും ആലപ്പി അഷ്‌റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു… ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… തന്നില്‍ നിന്നും പിഴയായ് ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മയുമായ് സഹകരിക്കാനില്ലന്ന് സുരേഷ് തീരുമാനിച്ച്. അത് ഇന്നും അങ്ങിനെ തന്നെ തുടരുന്നു. മലയാള ചലച്ചിത്ര ലോകത്തെ ഏക താര സംഘടനയാണ് അമ്മ. നിര്‍ഭാഗ്യമെന്നു പറയട്ടെ ഭരത് സുരേഷ് ഗോപി ഈ സംഘടനയില്‍ ഇന്നില്ല. കാരണമെന്തെന്നു ഒട്ടേറെ പേര്‍ എന്നോട് പലയുരു ആരാഞ്ഞിട്ടുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവും ഈ കുറിപ്പില്‍ ഞാന്‍ പങ്കുവയ്ക്കാം. ഭരത് അവര്‍ഡ് വാങ്ങിയ സുരേഷ് ഗോപിയുടെ അഭിനയത്തെ പറ്റി… അമ്മ ഷെയ്ന്‍ നിഗത്തെ വിളിച്ചു വരുത്തും നിലപാടറിഞ്ഞതിനു ശേഷം മാത്രം നിര്‍മാതാക്കളുമായി ചര്‍ച്ച; ഒമ്പതാം തീയതി നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗം നിര്‍ണായകമാവും… നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് താരസംഘടനയായ അമ്മ. അടുത്ത ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരുന്ന നിര്‍ണായക എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇതിനായി അമ്മ സംഘടന ഷെയ്ന്‍ നിഗത്തെ വിളിപ്പിക്കും. ഷെയ്നുമായി ചര്‍ച്ച നടത്തിയതിനു ശേഷം അമ്മ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തും. ഷെയ്‌നുമായി ഇനി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന കട്ടായം പറഞ്ഞതോടെയാണ് അമ്മയുടെ ഇടപെടല്‍. പ്രശ്നം നടക്കുന്നതിനിടെ അമ്മ പ്രസിഡന്റ് മോഹന്‍ ലാല്‍ സ്ഥലത്ത് ഇല്ലാതെ വന്നതോടെയാണ് പ്രശ്നപരിഹാര ചര്‍ച്ച നീണ്ടുപോയത്. അതേസമയം മനോരോഗി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ച കത്തിലാണ് ഷെയ്ന്‍ ഇന്നലെ ഖേദം പ്രകടിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെച്ച് ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശം പ്രശ്‌നം രൂക്ഷമാക്കിയിരുന്നു.അമ്മ നടത്തുന്ന ചര്‍ച്ചയില്‍ ഷെയ്നില്‍… രമേഷ് പിഷാരടിയുടെ പാട്ടു കേട്ട് മനോജ് കെ ജയന്‍ ചെവിയ്ക്കു പിടിച്ചു എന്നാല്‍ പിന്നീട് പിഷാരടി ഏവരെയും ഞെട്ടിച്ചു; വീഡിയോ വൈറലാവുന്നു… രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം. അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്‌സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്‍. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു… ‘പല പ്രൊഡക്ഷന്‍ കണ്‍ട്രോള്‍മാരും സിനിമയിലേക്കു വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ‘വിട്ടുവീഴ്ച’ ചെയ്യാന്‍ തയ്യാറുണ്ടോയെന്നാണ്; അമ്മയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി നടി ശ്രീദേവിക സിനിമാ ഷൂട്ടിംഗിനിടെ തനിക്കു നേരെ അതിക്രമമുണ്ടായപ്പോള്‍ താരസംഘടനയായ അമ്മയില്‍ നിന്നും തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് നടി ശ്രീദേവിക. അമ്മ അംഗങ്ങളുടെ പരാതികള്‍ വനിത സെല്ലൊന്നും ഇല്ലാതെതന്നെ തങ്ങള്‍ക്കു കൈകാര്യം ചെയ്യാനറിയാമെന്ന സിദ്ദിഖിന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശത്തിനെതിരെയാണ് മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളില്‍ അഭിനയിച്ച ശ്രീദേവികയുടെ കത്ത്. ഇവര്‍ ഇപ്പോള്‍ ദുബായിലാണ്. ശ്രീദേവികയുടെ കത്തില്‍ പറയുന്നത് ഇതാണ്, 2006ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3- 4 ദിവസം തുടര്‍ച്ചയായി ഞാന്‍ താമസിച്ച മുറിയുടെ വാതിലില്‍ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ അവര്‍ പരിശോധിച്ചശേഷം അത് സംവിധായകനാണെന്നു വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഞാനുള്‍പ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി. ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്… എനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍ താരസംഘടനയായ അമ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്… തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണം ഡബ്ല്യുസിസി അംഗങ്ങളെ ‘നടിമാര്‍’ എന്നു വിളിച്ചതില്‍ എന്താണ് തെറ്റ്; ആഞ്ഞടിച്ച് ബാബുരാജ് ചെന്നൈ: ഡബ്ല്യൂസിസി ഭാരവാഹികളായ നടിമാര്‍ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഘടന എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്. ഡബ്ല്യൂസിസിക്ക് ഈ വിഷയത്തില്‍ നിഗൂഢമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ സംഘടന ഇരയ്‌ക്കൊപ്പമാണ് എന്ന് പറയുന്നത് പോലും വിശ്വാസ യോഗ്യമല്ലെന്നും ഇരയായ നടിയെ ‘അമ്മ’ അംഗങ്ങളില്‍ നിന്ന് അകറ്റാനാണ് അവരുടെ ശ്രമമെന്നും ബാബുരാജ് തുറന്നടിച്ചു. ‘അമ്മ’ എപ്പോഴും ഇരയ്‌ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടിയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട്- ബാബുരാജ് പറഞ്ഞു. എന്റെ ഭാര്യ ഒരു നടിയാണ്,രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും… നടന്‍ ദിലീപ് അമ്മയില്‍ നിന്നു രാജിവച്ചു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചു; സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ ‘അമ്മ’യില്‍നിന്നു രാജിവച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം സംഘടനയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണു വിവരം. സംഘടനാ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നു ദിലീപിന്റെ രാജിക്കാര്യം ചര്‍ച്ചചെയ്യും. കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം യോഗത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതിനെതിരേ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തില്‍ നടിമാര്‍ ശക്തമായി പ്രതിഷേധിച്ചതോടെ താരസംഘടനയിലേക്കില്ലെന്നു പ്രഖ്യാപിച്ചു ദിലീപ് മാറിനില്‍ക്കുകയായിരുന്നു. സൂര്യയും കാര്‍ത്തിയും കൂടി നല്‍കുന്നത് 25 ലക്ഷം; കമല്‍ ഹാസനും 25 ലക്ഷം നല്‍കും; കോടികള്‍ ഇട്ട് പന്താടുന്ന അമ്മ നല്‍കുന്നത് വെറും പത്തുലക്ഷം; താരസംഘടനയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ… തിരുവനന്തപുരം: മഴ സംഹാരതാണ്ടവമാടിയ കേരളത്തിന് സഹായവുമായി തമിഴ്‌സിനിമാ താരങ്ങളും രംഗത്ത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കിയപ്പോള്‍ സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം. കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം… അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം കയ്യാങ്കളി വരെയെത്തി ഒടുവില്‍ പ്രശ്‌നം പരിഹരിച്ചത് മോഹന്‍ലാലിന്റെ ഇടപെടല്‍; താന്‍ ചതിക്കപ്പെട്ടെന്ന് ഹണിറോസ് കൊച്ചി: അമ്മയുടെ യോഗത്തില്‍ പ്രമുഖ നടന്മാരുടെ വാക്കേറ്റം അടിപൊട്ടുന്നതു വരെയെത്തിയതായി വിവരം. പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചതെന്നും സൂചനയുണ്ട്. സംഘടനയുടെ നിര്‍ദേശപ്രകാരം കേസില്‍ നടിയ്ക്കൊപ്പം കക്ഷിചേരാന്‍ മുന്നോട്ട് വന്ന നടി ഹണിറോസ് താന്‍ അപമാനിക്കപ്പെടുകയും ചതിക്കപ്പെട്ടെന്ന് ആരോപണം ഉയര്‍ത്തുകയും ചെയ്തു. നേരത്തേ തന്നെ സംഘടന വിലക്കിയ സംവിധായകരുടെ പട്ടികയിലുള്ള പ്രമുഖന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ മുകേഷ് തനിക്കിട്ട് പാരവെച്ചെന്ന ഷമ്മിതിലകന്റെ ആരോപണമാണ് യോഗത്തെ കലുഷിതമാക്കി മാറ്റിയത്. ഇതിലൂടെ തനിക്ക് ലക്ഷങ്ങള്‍ നഷ്ടമുണ്ടായെന്നും ഷമ്മിതിലകന്‍ പരസ്യമായി ആക്ഷേപിച്ചതിന് ഷമ്മിയെയും തിലകനെയും ചേര്‍ത്ത് മുകേഷ് പറഞ്ഞ തമാശ അതിരുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കലശലായ വാക്കേറ്റമുണ്ടായെന്നും അടിപൊട്ടുന്നതിനു മുമ്പ് മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നുവെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. അമ്മയുമായി തിലകനുണ്ടായിരുന്ന അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കാനായിരുന്നു ഇന്നലെ ഷമ്മിതിലകനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയത്. വിനയന്റെ ചിത്രത്തില്‍… ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു വളര്‍ത്തുനായയുടെ ഗര്‍ഭം ആഘോഷിച്ച് പോലീസ് ഓഫീസര്‍ സംഭവം കണ്ട് കൈയ്യടിച്ച് ആളുകള്‍… റെജി ജോസഫ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പു ചെലവ്. 2016 ലെ അമേരിക്കന്‍ ഇലക്ഷനുവന്ന പണച്ചെലവ് 45,000 കോടി രൂപ. ഇന്ത്യയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു പൊടിച്ചത് 55,000 കോടി രൂപ. 2014 പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന. ഒരു വോട്ടിന് 550 രൂപ മൂല്യം.90 കോടി വോട്ടര്‍മാരുള്ള ഇന്ത്യയില്‍ വിജയവും ഭരണവും നിര്‍ണയിക്കുന്ന അടിസ്ഥാനം ഇക്കാലത്തു പണമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു രഞ്ജിത് ജോണ്‍സംവിധായകരുടെ ബ്രഹ്‌മാണ്ഡസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്‍റസി സിനിമയായാലും പീരിയോഡിക് ഡിസംബര്‍ നഷ്ടത്തിന് 29 വയസ് മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അമ്പത്‌ വയസ് തികയുമായിരുന്നു… മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്‍റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ദൈവമുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു; ആ സംഭവം ഇങ്ങനെ… സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’ ഇടിവെട്ട് ഓഫറുമായി എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കായി ലഭിക്കുക 6000 രൂപ… ‘മേരാ പെഹ്ലാ സ്മാര്‍ട്ട്ഫോണ്‍’ പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി 5ജി ട്രയലിന് അനുമതി! ചൈനീസ് കന്പനികൾക്ക് പങ്കാളിത്തമില്ല മുബൈ: രാജ്യത്ത് 5ജി ട്രയലുകൾ നടത്താൻ ടെലികോം കന്പനികൾക്ക് അനുമതി നൽകി ടെലികോം മന്ത്രാലയം. ട്രയലിന് അനുമതി തേടി റിലയൻസ് ജിയോ ഇത് പുതുചരിതം നാസയുടെ പെര്‍സിവെറന്‍സ് ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു; പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നത്… ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിതങ്ങള്‍ രചിക്കുകയാണ് നാസയുടെ ചൊവ്വാ ദൗത്യം പെര്‍സിവെറന്‍സ്.ഫെബ്രുവരി 18ന് ചൊവ്വയില്‍ ഇറങ്ങിയ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നും എനിക്ക് വളരെയധികം സുഖം തോന്നി ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി… ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല 40കാരനെ അയല്‍വാസി തല്ലിക്കൊന്നു… ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്… കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി* മെസേജ് അയയ്ക്കൂ. മെസേജുകൾ അയയ്ക്കാൻ WhatsApp നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ നിങ്ങൾക്ക് SMS ഫീസ് ലാഭിക്കാം * ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. കുടുംബാംഗങ്ങളും സഹപ്രവർത്തകരും പോലുള്ള, നിങ്ങളുടെ പ്രിയപ്പെട്ട ആളുകളുമായി സമ്പർക്കം പുലർത്തൂ. ഗ്രൂപ്പ് ചാറ്റിലൂടെ നിങ്ങൾക്ക് ഒരുമിച്ച് 256 ആളുകളുമായി വരെ മെസേജുകളും ഫോട്ടോകളും വീഡിയോകളും പങ്കിടാനാകും. ഗ്രൂപ്പിന് പേരിടാനും അറിയിപ്പുകൾ മ്യൂട്ട് ചെയ്യാനും അല്ലെങ്കിൽ ഇഷ്ടാനുസൃതമാക്കാനും മറ്റും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മറ്റൊരു രാജ്യത്താണെങ്കിൽ പോലും നിങ്ങൾക്ക് വോയ്‌സ് കോളിലൂടെ അവരോട് സൗജന്യമായി* സംസാരിക്കാം. വോയ്‌സോ ടെക്സ്റ്റോ പോരെന്ന് തോന്നുമ്പോൾ നിങ്ങൾക്ക് സൗജന്യ* വീഡിയോ കോളുകളിലൂടെ മുഖാമുഖം സംസാരിക്കാം. WhatsApp വോയ്സ്, വീഡിയോ കോളുകൾ നിങ്ങളുടെ മൊബൈൽ പ്ലാനിലെ വോയ്സ് മിനിറ്റുകൾക്ക് പകരം നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നതിനാൽ ചെലവേറിയ കോളിംഗ് നിരക്കുകളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. * ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് നിങ്ങളുടെ ദാതാവിനെ ബന്ധപ്പെടുക. നിങ്ങളുടെ വളരെയധികം വ്യക്തിപരമായ നിമിഷങ്ങളിൽ ചിലത് WhatsApp-ൽ പങ്കിടാറുള്ളതിനാലാണ് ഞങ്ങളുടെ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്യൽ ഉൾച്ചേർത്തിരിക്കുന്നത്. ആദ്യാവസാനം എൻ‌ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ നിങ്ങളുടെ മെസേജുകളും കോളുകളും സുരക്ഷിതമാണ്, നിങ്ങൾക്കും നിങ്ങൾ ആശയവിനിമയം നടത്തുന്ന ആളിനും മാത്രമേ അവ വായിക്കാനോ കേൾക്കാനോ കഴിയൂ, മറ്റാർക്കും, WhatsApp-ന് പോലും അതിന് കഴിയില്ല. WhatsApp-ലൂടെ അതിവേഗം ഫോട്ടോകളും വീഡിയോകളും അയയ്ക്കൂ. ബിൽറ്റ്- ഇൻ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ക്യാപ്‌ചർ ചെയ്യാനുമാകും. നിങ്ങളുടെ കണക്ഷന് വേഗത കുറവാണെങ്കിൽ പോലും WhatsApp ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും വേഗത്തിൽ അയയ്ക്കാനാകും. ചില സാഹചര്യങ്ങളിൽ നിങ്ങൾക്ക് മനസ്സ് തുറക്കാൻ കഴിയുന്നത് വോയ്‌സിലൂടെയാണ്. പെട്ടെന്നൊരു ഹലോ പറയാനോ അതല്ല വിശദമായൊരു സംഭവം വിവരിക്കാനോ ആകട്ടെ, ഒറ്റ ടാപ്പിൽ നിങ്ങൾക്ക് വോയ്സ് മെസേജ് റെക്കോർഡ് ചെയ്യാം. ഇമെയിലിന്റെയോ ഫയൽ പങ്കിടൽ ആപ്പുകളുടെയോ സങ്കീർണ്ണതകളില്ലാതെ PDF-കൾ, ഡോക്യുമെന്റുകൾ, സ്പ്രെഡ്ഷീറ്റുകൾ, സ്ലൈഡ്‌ഷോകൾ എന്നിവയും മറ്റും അയയ്ക്കൂ. നിങ്ങൾക്ക് 100 MB വരെയുള്ള ഡോക്യുമെന്റുകൾ അയയ്ക്കാനാകും, അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളത് കിട്ടുന്നതും മറ്റുള്ളവർക്ക് അയയ്ക്കുന്നതും എളുപ്പമാണ്. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. Google Pay ഗൂഗിൾ പേയുമായി കൈകോർത്ത് SBI ജനറൽ ഇൻഷുറൻസ്; ഇനി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇൻഷുറൻസ് Google Pay ഗൂഗിൾ പേയുമായി കൈകോർത്ത് SBI ജനറൽ ഇൻഷുറൻസ്; ഇനി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇൻഷുറൻസ് ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ദാതാവുമായി ഗൂഗിള്‍ പേ ആദ്യമായിട്ടാണ് കൈകോര്‍ക്കുന്നത്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ സ്‌പോട്ടില്‍ എവിടെയായിരുന്നാലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാനാകും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് ഡിജിറ്റല്‍ പേയ്മെന്റ്(Digital Payment പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേയുമായി സഹകരിക്കുന്നു. ഇതിന്റെ ഫലമായി ഗൂഗിള്‍ പേ(Google Pay) ആപ്പ് വഴി എസ്ബിഐ(sbi) ജനറലിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം. ഡിജിറ്റല്‍ ചാനലുകളിലൂടെ ഇന്‍ഷുറന്‍സ് സൊല്യൂഷനുകളുടെ വിതരണം വ്യാപിപ്പിക്കാനുള്ള എസ്ബിഐ ജനറലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നീക്കം. ഇന്ത്യയില്‍ ഒരു ഇന്‍ഷുറന്‍സ് ദാതാവുമായി ഗൂഗിള്‍ പേ ആദ്യമായിട്ടാണ് കൈകോര്‍ക്കുന്നത്. ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ പേ സ്‌പോട്ടില്‍ എവിടെയായിരുന്നാലും ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാനാകും. നിലവില്‍ ഗൂഗിള്‍ പേയുടെ എതിരാളിയായ ഫോണ്‍പേയ്ക്ക് ഇതിനകം തന്നെ അതിന്റെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്കായി ഒരു ഇന്‍ഷുറന്‍സ് ഓഫര്‍ ഉണ്ട്. ഗൂഗിള്‍ പേയും എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സും കൈകോര്‍ത്തുകൊണ്ടുള്ള ഈ പുതിയ സംരംഭത്തിന് ശേഷം രണ്ട് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കിടയിലും മത്സരം ശക്തിപ്പെടുന്നതായി കാണാന്‍ സാധിക്കും. വിപണിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഗൂഗിള്‍ പേയുമായി സഹകരിക്കുന്നതെന്ന് പുതിയ സംരംഭത്തെക്കുറിച്ച് സംസാരിക്കവെ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഓയുമായ പ്രകാശ് ചന്ദ്ര പറഞ്ഞു ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വര്‍ദ്ധിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശ്രമമാണ് ഗൂഗിള്‍ പേയുമായുള്ള ഈ സഹകരണം. അതുവഴി കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും അദ്ദേഹം പറഞ്ഞു. നിലവില്‍, ആരോഗ്യ സഞ്ജീവ്‌നി ആരോഗ്യ ഇന്‍ഷുറന്‍സ് ഗൂഗിള്‍ ആപ്പില്‍ ലഭ്യമാകും. കൂടാതെ ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം വ്യക്തിഗത അല്ലെങ്കില്‍ ഫാമിലി ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ ബുക്ക് ചെയ്യാനും കഴിയും. ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്‍ബലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിച്ചെലവ് വര്‍ധിച്ചതും കൂടുതല്‍ ആളുകളെ ഇന്‍ഷുറന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖല ഇരട്ടിയോളം വളര്‍ച്ച നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആരോഗ്യം, മോട്ടോര്‍ വാഹന എസ്എംഇ, ഗ്രാമീണ മേഖലകളിലായിരിക്കും എസ് ബി ഐ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചിപ്പ് ക്ഷാമം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും വാഹന ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ച നേടുമെന്നും പ്രകാശ് ചന്ദ്ര പറഞ്ഞു. കൊവിഡ് വാക്സിനേഷനില്‍ രാജ്യം നേടുന്ന പുരോഗതിയും മേഖലയ്ക്ക് ഗുണകരമാകും. എസ് ബി ഐ ജനറല്‍ ഇന്‍ഷുന്‍സിലെ ആകെ പോളിസികളുടെ 25 ശതമാനവും വാഹന ഇന്‍ഷുറന്‍സുകളാണ്. 25 മുതല്‍ 30 ശതമാനം വരെയാണ് വിള ഇന്‍ഷുറന്‍സുകള്‍. ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ 20 ശതമാനം ആണ്. ഫയര്‍ ഇന്‍ഷുറന്‍സ് 15 ശതമാനവും വരും. ബാക്കിയുള്ള 10-12 ശതമാനമാണ്മറ്റ് ഇന്‍ഷുറന്‍സുകള്‍. Google Pay ഗൂഗിൾ പേയുമായി കൈകോർത്ത് SBI ജനറൽ ഇൻഷുറൻസ്; ഇനി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇൻഷുറൻസ് Gold Price സ്വർണവില വീണ്ടും കൂടി; പവന് കൂടിയത് 160 രൂപ Reliance അബുദാബി കെമിക്കൽ കമ്പനിയുമായി രണ്ട് ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് RD Account| ആർഡി നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം Gold Price തുടർച്ചയായ നാലാം ദിവസവും ഉയർന്ന നിരക്കിൽ സ്വർണ വില; ഇന്നത്തെ വില അറിയാം ATM Cash Withdrawal| ATM ൽ നിന്ന് പണം പിൻവലിക്കുന്നതിനായുള്ള സേവനനിരക്ക് അടുത്ത മാസം മുതൽ ഉയരും; വിശദാംശങ്ങൾ അറിയാം Fuel Price വില കൂടിയോ കുറഞ്ഞോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം Gold Price രാജ്യത്ത് സ്വർണ്ണ വില ഉയർന്നു; ഇന്നത്തെ നിരക്കുകൾ അറിയാം Infant Death നവജാത ശിശു വീട്ടിലെ ടാങ്കിനുള്ളിൽ മരിച്ച നിലയിൽ; കാഞ്ഞിരപ്പള്ളിയിൽ മരിച്ചത് ദമ്പതിമാരുടെ ആറാമത്തെ കുഞ്ഞ് IND vs SA ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയ്ക്ക് പകരം രോഹിത് ശർമ വൈസ് ക്യാപ്റ്റൻ Gen Bipin Rawat Chopper Crash ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചവരിൽ മലയാളിയും; കേരളത്തിൽനിന്ന് തിരിച്ചെത്തി നാലാം ദിവസം അപകടം CDS Bipin Rawat പ്രഗത്ഭനായ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായത് ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച് മോഹൻലാൽ Medical College മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ ബൊറൂസിയ ഡോർട്മുണ്ട് താരം ജാഡൻ സാഞ്ചോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യക്തിഗത കരാറിലെത്തിയെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. 2026 വരെ താരവുമായി കരാറിൽ ഒപ്പുവെക്കാനുള്ള ധാരണയായെങ്കിലും ഇനി ഫീസിന്റെ കാര്യത്തിൽ ജർമൻ ക്ലബുമായുള്ള ചർച്ചകൾ വിജയിക്കേണ്ടതുണ്ട്. 95 മില്യൺ യൂറോയാണ് സാഞ്ചോക്ക് വേണ്ടി ബൊറൂസിയ ഡോർട്മുണ്ട് ആവശ്യപ്പെടുന്നത്. 2. ഒസ്മാനെ ഡെംബലയെ ലക്ഷ്യമിട്ട് പിഎസ്‌ജി ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിലുള്ള ശീതസമരത്തിനു പുതിയ മാനങ്ങൾ നൽകി ഒസ്മാനെ ഡെംബലക്കു വേണ്ടി ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നു. നേരത്തെ ബാഴ്‌സലോണയിലേക്ക് ചേക്കേറാനിരുന്ന ലിവർപൂൾ താരം വൈനാൾഡത്തിന്റെ ട്രാൻസ്‌ഫർ ഹൈജാക്ക് ചെയ്‌തതിനു പിന്നാലെയാണ് പിഎസ്‌ജി ഡെംബലേക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌. 3. ആന്ദ്രേ ഒനാന ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത ഉത്തേജകമരുന്നു വിവാദത്തിൽ ഒരു വർഷത്തെ വിലക്കു ലഭിച്ച അയാക്‌സ് താരം ആന്ദ്രേ ഒനാന ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ആഴ്‌സണലിലേക്ക് ചേക്കേറാൻ സാധ്യത. താരത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് അയാക്‌സ് അപ്പീൽ നൽകിയിട്ടുണ്ട്. അതിന്റെ വിധി വരുന്നതനുസരിച്ച് ഒനാനയുടെ ട്രാൻസ്‌ഫർ ഫീസിലും വ്യത്യാസമുണ്ടാകുമെന്ന് ഫുട്ബോൾ ലണ്ടൻ റിപ്പോർട്ടു ചെയ്‌തു. 4. ലംപാർഡിനെ ലക്ഷ്യമിട്ട് ക്രിസ്റ്റൽ പാലസ് വോൾവ്‌സ് വിട്ട നുനോ എസ്പിരിറ്റോ സാന്റോയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് പരിശീലക സ്ഥാനത്തേക്ക് ഫ്രാങ്ക് ലംപാർഡിനെ പരിഗണിക്കാൻ ക്രിസ്റ്റൽ പാലസ് ഒരുങ്ങുന്നതായി മിറർ റിപ്പോർട്ടു ചെയ്‌തു. നേരത്തെ ലംപാർഡ് ഈഗിൾസിന്റെ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും നുനോ വോൾവ്‌സ് വിട്ടതോടെ അദ്ദേഹത്തിന് വേണ്ടി ശ്രമം നടത്തുകയായിരുന്നു. സീൻ ഡൈഷേ, സ്റ്റീവ് കൂപ്പർ എന്നിവരും ക്രിസ്റ്റൽ പാലസിന്റെ പരിഗണനയിലുണ്ട്. 5. റോമ മധ്യനിര താരത്തെ ടീമിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നു വൈനാൾഡത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ മധ്യനിരയിലേക്ക് പുതിയ താരത്തെയെത്തിക്കാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നു. മുണ്ടോ ഡിപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം റോമാ മധ്യനിര താരം ലോറെൻസോ പെല്ലെഗ്രിനിയാണ് ബാഴ്‌സലോണയുടെ റഡാറിലുള്ളത്. ലിവർപൂൾ, അറ്റലാന്റ എന്നീ ക്ലബുകളും താരത്തിനായി രംഗത്തുണ്ട്. 6. കെയ്നിനെ സ്വന്തമാക്കാൻ യുവന്റസും രംഗത്ത് ടോട്ടനം ഹോട്സ്പർ വിടാൻ തീരുമാനിച്ച ഹാരി കെയ്നിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസും രംഗത്തുണ്ടെന്ന് കാൽസിയോ മെർകാടോ റിപ്പോർട്ടു ചെയ്യുന്നു. യുവന്റസ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ അല്ലെഗ്രിക്ക് ഇംഗ്ലണ്ട് സ്‌ട്രൈക്കറിൽ വളരെയധികം താൽപര്യമുണ്ടെങ്കിലും താരം പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് കൂടുതൽ സാധ്യത. 7. ഗുൻഡോഗനെ വിൽക്കാനില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ജർമൻ താരമായ ഇൽകെയ് ഗുൻഡോഗനെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ മാഞ്ചസ്റ്റർ സിറ്റി നിഷേധച്ചതായി സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. മുപ്പതുകാരനായ താരത്തെ ടീമിൽ നിലനിർത്താൻ സിറ്റിക്ക് താൽപര്യമുണ്ടെന്നും പുതിയ കരാർ ഓഫർ ചെയ്യാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾവ്യക്തമാക്കുന്നു. ബാഴ്‌സ താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് 19 മഹാമാരി കാരണം മാറ്റിവെച്ച പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ സംശയ നിവാരണത്തിന് വിളിക്കാവുന്നതാണ്. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക കാലമായുമാണ് റമദാൻ സങ്കൽപ്പിക്കപ്പെട്ടിട്ടുള്ളത്. പല ജീവിത സന്ദർഭങ്ങളോടും പ്രതിസന്ധികളോടും ബന്ധപ്പെട്ട് വേണം ഖുർആനിലെ സൂക്തങ്ങൾ വായിച്ചെടുക്കാനും മനസ്സിലാക്കാനും. ഖുർആൻ നമസ്കാരത്തെ കുറിച്ച് പറയുന്നിടത്തെല്ലാം സകാത്തിനെ അനുസ്മരിപ്പിക്കുന്നുണ്ട്. സകാത്തും നമസ്കാരവും ഇസ്ലാമിന്റെ ചൈതന്യ സ്തംഭങ്ങളായി കണക്കാക്കപ്പെടുന്നു. ഇസ്ലാം ആയുധത്തിൻറ മതമല്ല. ത്യാഗത്തിൻറെയും അറിവിൻറയും മതമാണ്. സമാധാനമാണ് ഇസ്ലാം. ജ്ഞാനാന്വേഷണവും നീതിബോധവുംകൊണ്ട് മനുഷ്യനെ ഏകീകരിച്ച മതവുമാണത്. പ്രവാചകൻറ പള്ളിയായ മസ്ജിദുന്നബവി ഒരു സർവകലാശാല കൂടിയായിരുന്നു. 2015 നവംബറിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ മാനവ വിഭവശേഷി വികസന മന്ത്രാലയവും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗും (NCERT) സംയുക്തമായി ആരംഭിച്ച ഒരു പോർട്ടലാണ് ഇ-പാഠശാല. അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, ഗവേഷകർ, എന്നിവർക്കായുള്ള പഠന വിവരങ്ങൾ ഉൾകൊള്ളുന്ന ഒരു ഡിജിറ്റൽ വിവര-വിജ്ഞാന കേന്ദ്രമാണിത്. Android, IOS, വിൻഡോസ് പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്. പോർട്ടലിൽ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലുള്ള വിഭവങ്ങൾ ലഭ്യമാണ്. പാഠപുസ്തകങ്ങൾ, ഓഡിയോ, വീഡിയോ, ആനുകാലികങ്ങൾ, വിവിധതരം അച്ചടി, അച്ചടി ഇതര വസ്തുക്കൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സാമഗ്രികളും വിദ്യാർത്ഥികൾക്ക് ഇ-പാഠശാല വഴി ലഭിക്കും. പരിധികളില്ലാതെ ഓഫ്‌ലൈൻ‌ ഉപയോഗത്തിനായി ഉപയോക്താവിന് മെറ്റീരിയലുകൾ‌ ഇതിലൂടെ ഡൌൺലോഡ് ചെയ്യാനും കഴിയും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എന്ന സ്ഥാപനമാണ് പോർട്ടലിനു ആവശ്യമായ സാങ്കേതിക സഹായം നൽകി പ്രവർത്തിപ്പിക്കുന്നത്. യു‌ജി‌സി നടപ്പിലാക്കുന്ന നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി പദ്ധതിക്ക് കീഴിലുള്ള എം‌എച്ച്‌ആർ‌ഡിയുടെ ഒരു സംരംഭമാണ് ഇ-പി.ജി പാഠശാല. വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കോളജുകളിലെയും സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത പാഠ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനായി തുടക്കം കുറിച്ച ഒരു പദ്ധതിയാണിത്. സോഷ്യൽ സയൻസ്, ആർട്സ്, ഫൈൻ ആർട്സ്, ഹ്യുമാനിറ്റീസ്, നാച്ചുറൽ മാത്തമാറ്റിക്കൽ സയൻസസ് തുടങ്ങി 70 വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള, പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സംവേദനാത്മക ഇ-ഉള്ളടക്കം ഉൾകൊള്ളുന്ന ഒരു ഡിജിറ്റൽ പഠനകേന്ദ്രമാണിത്. മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻ്റെ സ്വയംഭരണസ്ഥാപനമായ INFLIBNET ൻ്റെ സാങ്കേതിക സഹകരണത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്. നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻ്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (എൻ‌എം‌ഐ‌സി‌ടി) യുടെ കീഴിലാണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യക്ക് (NDL-INDIA) തുടക്കം കുറിച്ചത്. പാഠപുസ്തകങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ, സിമുലേഷനുകൾ, ഫിക്ഷൻ, മറ്റെല്ലാ തരത്തിലുള്ള പഠന മാധ്യമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സംഭരണിയാണിത്. നിരവധി ദേശീയ, അന്തർ‌ദ്ദേശീയ ഡിജിറ്റൽ ലൈബ്രറികളിൽ‌ നിന്നും മറ്റ് പ്രസക്തമായ ഉറവിടങ്ങളിൽ‌ നിന്നും പൂർണ്ണ വാചക സൂചികയും നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇംഗ്ലീഷിലെയും ഇന്ത്യൻ ഭാഷകളിലെയും നിരവധി പുസ്തകങ്ങളിലേക്ക് എൻ‌ഡി‌എൽ‌ഐ ൽ സൗജന്യമായി പ്രവേശനം ലഭിക്കുന്നു. 2019 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 25,000,000 ഡിജിറ്റൽ റിസോഴ്സുകളുടെ ശേഖരമുള്ള വലിയ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. സ്വയം അഥവാ സ്റ്റഡി വെബ്സ് ഓഫ് ആക്റ്റീവ്-ലേണിംഗ് ഫോർ യംഗ് ആസ്പയറിംഗ് മൈൻഡ്സ് എന്ന പേരിൽ ഇന്ത്യ ഗവൺമെൻ്റ് 2016 ൽ തുടക്കം കുറിച്ച ഒരു പ്രോഗ്രാമാണിത്. പഠിതാക്കൾക്ക് വിദ്യാഭ്യാസ നയത്തിൻ്റെ മൂന്ന് പ്രധാന തത്വങ്ങൾ, അതായത് ആക്സസ്, ഇക്വിറ്റി, ക്വാളിറ്റി എന്നിവ നേടുന്നതിനായി രൂപകൽപ്പന ചെയ്തതുമാണ്. ഏറ്റവും പിന്നാക്കം നിൽക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കുമായി മികച്ച അധ്യാപന പഠന വിഭവങ്ങൾ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ ഡിജിറ്റൽ വിപ്ലവത്തിന് വിധേയരാകാത്തതും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ മുഖ്യധാരയിൽ ചേരാൻ കഴിയാത്തതുമായ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ വിഭജനം നികത്താനാണ് സ്വയം പദ്ധതി ശ്രമിക്കുന്നത്. ക്ലാസ് റൂമുകളിൽ പഠിപ്പിക്കുന്ന എല്ലാ കോഴ്സുകളും ഹോസ്റ്റുചെയ്യാൻ സഹായിക്കുന്ന ഒരു തദ്ദേശീയ വികസിത ഐടി പ്ലാറ്റ്ഫോം വഴിയാണ് ഇത് ചെയ്യുന്നത്. ആർക്കും എവിടെ നിന്നും ഏത് സമയത്തും പ്രവേശിക്കാൻ കഴിയും. എല്ലാ കോഴ്സുകളും സംവേദനാത്മകമാണ്. രാജ്യത്തെ മികച്ച അധ്യാപകർ തയ്യാറാക്കിയ ഒരു ഡിജിറ്റൽ പ്ലാറ്ഫോമാണിത്. ജിസാറ്റ് -15 ഉപഗ്രഹം ഉപയോഗിച്ച് എല്ലാ ദിവസവും 24 മണിക്കൂർ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനായി നീക്കിവച്ചിട്ടുള്ള 32 DTH ചാനലുകളുടെ ഒരു കൂട്ടമാണ് സ്വയം പ്രഭ. എല്ലാ ദിവസവും കുറഞ്ഞത് 4 മണിക്കൂറെങ്കിലും പുതിയ ഉള്ളടക്കം ഉണ്ടാകും, അത് ഒരു ദിവസത്തിൽ 5 തവണ കൂടി ആവർത്തിക്കും, ഇത് വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ചുള്ള ഒരു സമയം തിരഞ്ഞെടുക്കാൻ സഹായകമാണ്. ഗാന്ധിനഗറിലെ ബിസാഗിൽ നിന്നാണ് ചാനലുകൾ അപ്‌ലിങ്ക് ചെയ്തിരിക്കുന്നത്. എൻ‌പി‌ടി‌എൽ, ഐ‌ഐ‌ടികൾ, യു‌ജി‌സി, സി‌ഇ‌സി, ഇഗ്നോ, എൻ‌സി‌ആർ‌ടി, നാഷണൽ ഓപ്പൺ സ്കൂൾ എന്നിവയാണ് ഇതിലേക്ക് ആവിശ്യമായ ഉള്ളടക്കം നൽകുന്നത്. INFLIBNET സെൻ്ററാണ് വെബ് പോർട്ടൽ പരിപാലിക്കുന്നത്. വിഷയങ്ങൾ നന്നായി മനസിലാക്കാൻ സഹായിക്കുന്നതും, പ്രൊഫഷണൽ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കു ആവിശ്യമായതുമായ വിവരങ്ങൾ ചാനലുകളിലൂടെ നൽകുന്നു. സംസ്ഥാന സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷനു കീഴിൽ KITE വികസിപ്പിച്ചെടുത്ത ഒരു ഓൺലൈൻ പഠന കേന്ദ്രമാണ് സമഗ്ര-റിസോഴ്സ് പോർട്ടൽ. ഹൈടെക് സ്കൂൾ പ്രോജക്റ്റിന് അനുബന്ധമായി, മതിയായ ഐസിടി ഉപകരണങ്ങൾക്കും പരിശീലനം ലഭിച്ച അധ്യാപകർക്കും പുറമേ സ്കൂളുകൾക്ക് ശരിയായ ഉള്ളടക്കം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് എസ്‌സി‌ആർ‌ടിയുടെ അക്കാദമിക് പിന്തുണയോടെ കൈറ്റ് സമഗ്രമായ ഒരു റിസോഴ്സ് പോർട്ടൽ വികസിപ്പിച്ചെടുത്തത്. ക്ലാസ് 1 മുതൽ 12 വരെയുള്ള എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ വിഭവങ്ങളുടെ ഒരു ശേഖരമാണ് സമഗ്ര. കേരളത്തിലുടനീളമുള്ള സ്കൂളുകൾക്കുള്ള സിലബസ് അധിഷ്ഠിത അധ്യാപന ഉറവിടങ്ങൾ. വീഡിയോകൾ, ഇമേജുകൾ, pdb, ggb, swf, gif പോലുള്ള വിവിധ പഠന വിഭവങ്ങൾ അധ്യാപകർക്കായി സംഭാവന ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഈ ഉള്ളടക്കങ്ങൾ ആക്സസ് ചെയ്യാൻ കഴിയും. വിഷയം-അധ്യായം-വിഷയം ഫിൽ‌ട്ടറിംഗ് വഴി ആക്‌സസ് ചെയ്യാൻ‌ കഴിയുന്ന തരത്തിലാണ് വിഭവങ്ങൾ‌ ഇവിടെ ക്രമീകരിച്ചിരിക്കുന്നു. വീഡിയോകൾ, ആനിമേഷനുകൾ, ഓഡിയോകൾ, സിമുലേഷനുകൾ, സംവേദനാത്മക ഉള്ളടക്കങ്ങൾ, ചിത്രങ്ങൾ എന്നിവയുടെ രൂപത്തിൽ ഒന്നാം ക്ലാസ് മുതൽ 12 വരെയുള്ള എല്ലാ വിഷയങ്ങൾക്കും ഡിജിറ്റൽ വിഭവങ്ങൾ സമഗ്രയിലുണ്ട്. മൈക്രോ ആസൂത്രണത്തിന് പുറമേ ഓരോ അധ്യായത്തിൻ്റെയും യൂണിറ്റ് പ്ലാനും ഇത് പ്രാപ്തമാക്കുന്നു. അധ്യാപകർ, പൊതുജനങ്ങൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്കായി ഒന്നിലധികം തലത്തിലുള്ള ലോഗിനുകൾ സമഗ്രയിൽ സംയോജിപ്പിച്ചിരിക്കുന്നു. സമഗ്രയിൽ ലഭ്യമായ എല്ലാ ഇ-റിസോഴ്സുകളും എവിടെ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയും. ചർച്ചകൾക്കായി നിർദ്ദിഷ്ട ഫോറങ്ങളും പോർട്ടലിൻ്റെ സവിശേഷതയാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ നാല് മാധ്യമങ്ങളിലായി എല്ലാ വിഷയങ്ങളുടെയും ഇ-ടെക്സ്റ്റ്ബുക്കുകളും സമഗ്രയിലുണ്ട്. അച്ചടി പാഠപുസ്തകങ്ങളുടെ അഭാവത്തിൽ പോലും വിഷയങ്ങൾ പഠിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL) കേരളത്തിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഓൺലൈനായി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ കൈറ്റ് ആരംഭിച്ച ഓൺലൈൻ പരിശീലന പോർട്ടലാണ് കൈറ്റ് ഓപ്പൺ ഓൺലൈൻ ലേണിങ്ങ് (KOOL സഹായക ഫയലുകളുടെയും വീഡിയോ പഠന വിഭവങ്ങളുടെയും സഹായത്തോടെ നിശ്ചിത കാലയളവിലുള്ള കോഴ്സുകളാണ് പോർട്ടലിൽ നല്കിയിരിക്കുന്നത്. പ്രൊബേഷൻ പൂർത്തീകരിക്കേണ്ട അധ്യാപകർക്കുള്ള പരിശീലന പരിപാടിയാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. എഡ്യൂസാറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പുതിയ തലത്തിലേക്ക് കൊണ്ടുവന്ന ഒരു വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്‌സ്. ISRO യുടെ സാങ്കേതിക പിന്തുണയോടെ കിറ്റ് എഡ്യൂസാറ്റിനെ അടിസ്ഥാനമാക്കി വിവിധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി. പരിപാടിയുടെ ആദ്യ ഘട്ടം പ്രധാനമായും വിവിധ ഇൻ്ററാക്ടീവ് ക്ലാസ് റൂം സെഷനുകളിലൂടെയായിരുന്നു. സ്വീകാര്യമായ ടെർമിനലുകൾ വഴി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് നൽകി. ഇത് വിഷയ വിദഗ്ധരും വിദ്യാർത്ഥികളും തമ്മിൽ വിലയേറിയ കൈമാറ്റം സാധ്യമാക്കി. എഡ്യൂസാറ്റ് സംരംഭത്തിൻ്റെ രണ്ടാം ഘട്ടം 2006 ൽ ഒരു വിദ്യാഭ്യാസ ചാനൽ ഐടി സ്കൂൾ വിക്ടേഴ്സ് ആരംഭിച്ചു. റിസീവ് ഒൺലി ടെർമിനലുകൾ (ആർ‌ഒടി) വഴി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സ്കൂളുകൾക്കും വിക്റ്റേഴ്സ് ആക്സസ് ചെയ്യാൻ കഴിയും. ഇതിനുപുറമെ, പ്രാദേശിക കേബിൾ ശൃംഖലകളിലൂടെ വിക്റ്റേഴ്സ് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിൽ സംസ്ഥാനത്തെ 80 ശതമാനം വീടുകളും ഉൾക്കൊള്ളുന്നു. നിലവിൽ VICTERS ഒരു ദിവസം 17 മണിക്കൂർ സംപ്രേഷണം ചെയ്യുന്നു. ഇന്ന് സംസ്ഥാനത്ത ഏറെ ജനകീയമായ ഒരു ഡിജിറ്റൽ പഠന പ്ലാറ്റ്ഫോമായി വിസിറ്റേഴ്സ് ചാനൽ മാറിയിരിക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ ഭരണ സ്ഥാപനങ്ങളും അവയുടെ പ്രവർത്തനവും കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. © ജില്ലാ ഭരണകൂടം പത്തനംതിട്ട വികസിപ്പിച്ചതും ഹോസ്റ്റുചെയ്തതും നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്‍റര്‍, വീരേന്ദർ സേവാഗ് പ്രണയം സംബന്ധമായ ജാതകം വീരേന്ദർ സേവാഗ് തൊഴിൽ സംബന്ധമയ ജാതകം വീരേന്ദർ സേവാഗ് ജനന ജാതകം/ ജനന ചാർട്ട്/ ജാതകം വീരേന്ദർ സേവാഗ് ന്റെ 2021 ലെ വ്യാഴം സംക്രമണ ജാതകം യാത്രകൾ സന്തോഷപ്രദമാകുമെന്ന് തെളിയുകയും പൊരുത്തമുള്ള ആളുകളുമായി ആവേശകരമായ സമ്പർക്കം പുലർത്തുന്നതിനായി വഴി ഒരുക്കുകയും ചെയ്യും. ഔദ്യോഗികവും സ്വകാര്യവുമായ പ്രതിബദ്ധതകൾ ബുദ്ധിപരമായി സമതുല്യമായി കൊണ്ടുപോകുവാൻ കഴിയുകയും ജീവിതത്തിൻറ്റെ ഈ രണ്ട് നിർണ്ണയകമായ ഘടകത്തിനു വേണ്ടി നിങ്ങളുടെ മെച്ചപ്പെട്ടത് നൽകുകയും ചെയ്യും. നിങ്ങളുടെ വാൽസല്യഭാജനമായ ആഗ്രഹങ്ങൾ ബുദ്ധിമുട്ടുകളോടെ സഫലീകരിക്കുകയും അത് ഒടുക്കം നിങ്ങൾക്ക് ഐശ്വര്യമാർന്ന പ്രസിദ്ധിയും നല്ല ആദായമോ ലാഭമോ കൊണ്ട് വരികയും ചെയ്യും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുമെന്നും സൂചിപ്പിക്കുന്നു. നിങ്ങൾക്ക് എതിർലിംഗക്കാരുടെ ചങ്ങാത്തം ലഭിക്കും. നിങ്ങളുടെ മേലധികാരികളിൽ നിന്നോ സ്വാധീനതലങ്ങളിൽ ഇരിക്കുന്നതോ ഉത്തരവാദിത്വമുള്ള ആളുകളോ വഴി നിങ്ങൾക്ക് ചില സഹായങ്ങൾ ലഭിക്കും. വീരേന്ദർ സേവാഗ് ന്റെ 2021 ലെ ശനി സംക്രമണ ജാതകം ജനങ്ങൾ നിങ്ങളെ ഉറ്റുനോക്കുകയും നിങ്ങളുടെ ഉപദേശം തേടിവരുകയും ചെയ്യും. കാര്യങ്ങളൊക്കെ ചിട്ടപ്പെടുവാൻ തുടങ്ങും. ഇത് നിങ്ങൾക്ക് മൊത്തത്തിൽ വളരെ സാധ്യതയേറിയതും പ്രസരിപ്പാർന്നതുമായ കാലഘട്ടമാണ്. സമയം നിങ്ങൾക്ക് ഭാഗ്യവും കഴിവും ധൈര്യവും കൊണ്ടുവരും. എന്നിരുന്നാലും സാരവത്തായ നേട്ടവും മേലധികാരികളാൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യും. അതിനാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുവാനും പുതിയ സ്ഥലങ്ങൾ സന്ദർശിക്കുവാനും പറ്റിയ നല്ല സമയമാണിത്. ഈ കാലഘട്ടത്തിൽ നിങ്ങൾ വാഹനം സ്വന്തമാക്കുവാനുള്ള സാധ്യത കാണുന്നു. കൂടുതൽ ആളുകളുമായി നിങ്ങൾ ബന്ധപ്പെടുകയും കൊടുക്കൽ വാങ്ങൽ കാര്യങ്ങളിൽ ആ ബന്ധം നല്ലരീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യും. ഈ കാലഘട്ടത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് സന്തോഷവും വിജയവും കൈവരും. വീരേന്ദർ സേവാഗ് ന്റെ 2021 ലെ രാഹു സംക്രമണ ജാതകം പുതിയ ദീർഘകാല ബന്ധങ്ങളോ/സൗഹൃദങ്ങളോ തുടങ്ങുവാൻ പറ്റിയ സമയമല്ലിത്. ആകാംക്ഷ ഉളവാക്കുവാൻ തക്കവണ്ണം നിർണ്ണായകമായ പ്രശ്നങ്ങൾ ഔദ്യോഗിക ജീവിതത്തിലോ വ്യക്തിജീവിതത്തിലോ ഉണ്ടാകാം. പ്രതികൂലവാദി ആയിരിക്കുന്നതിനേക്കാൾ നല്ലത് ശുഭാപ്തിവിശ്വാസി ആയിരിക്കുന്നതാണ്. സംതൃപ്തമല്ലാത്തതിനാൽ പ്രേമവും വികാരങ്ങളും സങ്കുചിതമായി പോയേക്കാം. പ്രേമത്തിൽ സന്തോഷമുണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്. കുഞ്ഞിൻറ്റെ ജനനം കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. ഒരു പുതിയ ബന്ധം വാഗ്വാദത്തോടു കൂടിയല്ലാതെ തുടങ്ങുവാനുള്ള സാധ്യത ഇല്ലാത്തതും പ്രശ്നങ്ങൾ ഉടലെടുക്കുന്നതുമാണ്. കാറ്റും തണുപ്പും മൂലമുള്ള അസുഖങ്ങൾ ഉണ്ടാകാം. ഈ കാലഘട്ടത്തിൻറ്റെ അവസാന സമയങ്ങളിൽ നല്ല മാനസിക ശക്തി ഉണ്ടായിരിക്കുന്നതാണ്. വീരേന്ദർ സേവാഗ് ന്റെ 2021 ലെ കേതു സംക്രമണ ജാതകം പുതിയ പദ്ധതികളോ ഉയർന്ന തലത്തിലുള്ള നിക്ഷേപങ്ങളോ ഒഴിവാക്കണം. ഔദ്യോഗികപരമായ തൊഴിലാണ് നിങ്ങൾക്കെങ്കിൽ, ഈ വർഷം മിക്കവാറും ശരാശരിയായിരിക്കും. പതിവ് പ്രതിബന്ധങ്ങളും കൂടാതെ ശരാശരി വളർച്ചയും ഉണ്ടായിരിക്കും. ശരിയായ പുരോഗതിക്കായി നിങ്ങൾ കാത്തിരിക്കേണ്ടിവരും. സംശയങ്ങളും അസ്ഥിരതയും നിറഞ്ഞ ഒരു കാലഘട്ടം നിങ്ങളുടെ പാതയിൽ ഉണ്ടാകും. മാറ്റം വരുത്തുന്നത് ശുപാർശ ചെയ്യുവാൻ കഴിയുകയില്ല കൂടാതെ അതു നിങ്ങളുടെ താത്പര്യത്തിന് ഹാനികരമായിരിക്കും. ഈ കാലഘട്ടത്തിൽ ഉടനീളം പദവിക്ക് അനുക്രമമായ നഷ്ടം അനുഭവപ്പെടും. കുടുംബപരമായ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ അരക്ഷിതത്വാവസ്ഥ വ്യാപിച്ചിരിക്കുന്നതായി കാണാം. നിരാകരണം: മലയാളം വായനക്കാരെ സന്ദർഭം മനസ്സിലാക്കാൻ സഹായിക്കുന്നതിന്, 1980-ലെ വനം (സംരക്ഷണ) നിയമത്തിലെ ഭേദഗതികളെക്കുറിച്ചുള്ള കൺസൾട്ടേഷൻ പേപ്പർ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള ശ്രമമാണ് ഇത്. എന്തെങ്കിലും പ്രാതിനിധ്യം നൽകുന്നതിന് മുമ്പ് നിങ്ങൾ ഈ പ്രമാണത്തിന്റെ യഥാർത്ഥ രൂപം പരിശോധിക്കണം. Sub: Forest (Conservation) Act, 1980 നിർദിഷ്ട ഭേദഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു ഇത് മന്ത്രാലയത്തിലെ യോഗ്യതയുള്ള അതോറിറ്റിയുടെ അംഗീകാരത്തോടെയാണ്. ഉൾപ്പെടുത്തുക: മുകളിൽ പറഞ്ഞതുപോലെ. വനം (സംരക്ഷണം) നിയമം 1980 ഒക്ടോബർ 25-ന് പ്രഖ്യാപിക്കുകയും ബാധകമാക്കുകയും ചെയ്തു (ഇനി മുതൽ ആക്റ്റ് എന്ന് വിളിക്കപ്പെടുന്നു വനസംരക്ഷണത്തിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമോ സാന്ദർഭികമോ ആയ കാര്യങ്ങൾക്ക് വേണ്ടിയുള്ള ഒരു നിയമമാണ് ഇതെന്ന് നിയമത്തിന്റെ ആമുഖം വിവരിക്കുന്നു. പാർലമെന്റിന് മുമ്പാകെ ബിൽ അവതരിപ്പിക്കുമ്പോൾ (1980-ലെ ബിൽ നമ്പർ 201) ഈ ബില്ലിന് നൽകിയ വസ്തുക്കളുടെയും കാരണങ്ങളുടെയും പ്രസ്താവന ഇപ്രകാരമായിരുന്നു: വനനശീകരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും പാരിസ്ഥിതികനയിക്കുകയും ചെയ്യുന്നു. രാജ്യത്ത് വൻതോതിൽ വനനശീകരണം നടക്കുകയും അത് വ്യാപകമായ ആശങ്കയുണ്ടാക്കുകയും ചെയ്തു. കൂടുതൽ വനനശീകരണം പരിശോധിക്കുമ്പോൾ ഒരു കാഴ്ച, പ്രസിഡന്റ്1980:25 ഒക്ടോബർ, ന്,വനം (കൺസർവേഷൻ) ഓർഡിനൻസ്, 1980 ദി ഓർഡിനൻസ് സംവരണ വനങ്ങളുടെ ഡി-സംവരണം വേണ്ടി ആവശ്യമായ കേന്ദ്ര സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ഉണ്ടാക്കി വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അത്തരം അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഉപദേശിക്കാൻ ഒരു ഉപദേശക സമിതി രൂപീകരിക്കുന്നതിനും ഓർഡിനൻസ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ ഓർഡിനൻസിന് പകരം വയ്ക്കാൻ ബിൽ ശ്രമിക്കുന്നു. 1988-ൽ നിയമം ഭേദഗതി ചെയ്തു. 1988-ലെ ഭേദഗതിക്ക് ശേഷം, നിലവിലുള്ള നിയമത്തിന്റെ രൂപം കൂട്ടിച്ചേർക്കുന്നു. ഉടമസ്ഥാവകാശം, അംഗീകാരം, വർഗ്ഗീകരണം എന്നിവ പരിഗണിക്കാതെ ഏതെങ്കിലും സർക്കാർ രേഖയിൽ ‘വനം’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ പ്രദേശങ്ങളും. ഏതെങ്കിലും നിയമപ്രകാരം വനമായി വിജ്ഞാപനം ചെയ്ത പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു; ബി. മുകളിലുള്ള ഉപ-പാരാ (എ) യിൽഅർത്ഥവുമായി പൊരുത്തപ്പെടുന്നതും ഒഴികെയുള്ള എല്ലാ മേഖലകളും ഉൾപ്പെട്ടിരിക്കുന്നതും ‘വനം’ എന്നതിന്റെ ‘നിഘണ്ടു’. ഓരോ സംസ്ഥാനത്തും വിദഗ്ധ സമിതി ‘വനം’ എന്ന് കണ്ടെത്തിയ മറ്റേതെങ്കിലും പ്രദേശത്തിനും വനം എന്ന നിഘണ്ടു അർത്ഥത്തിൽ ഉൾപ്പെട്ടിരുന്ന ഭൂമിക്കും സംസ്ഥാന സർക്കാരുകളും നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാൻ തുടങ്ങി. വനേതര ഭൂമിയിലെ തോട്ടങ്ങൾക്ക് ഈ നിയമം ബാധകമാണെന്ന് അനുമാനിക്കാൻ മേൽപ്പറഞ്ഞ കോടതി ഉത്തരവും വ്യാഖ്യാനിക്കപ്പെട്ടു. നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, ഏതെങ്കിലും വനഭൂമി വകമാറ്റുന്നതിനോ ഒഴിവാക്കുന്നതിനോ പട്ടയം നൽകുന്നതിനോ ഒരു സംസ്ഥാന സർക്കാരോ യുടി ഭരണകൂടമോ ഉത്തരവിടുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. നിലവിലെ സാഹചര്യത്തിൽ എല്ലാ സർക്കാർ വനഭൂമികളും (അറിയിച്ചാലും ഇല്ലെങ്കിലും) ഏതെങ്കിലും സർക്കാർ രേഖയിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശവും നിയമത്തിന്റെ പരിധിയിൽ വരും. കൂടാതെ, ഉടമസ്ഥാവകാശവും വർഗ്ഗീകരണവും പരിഗണിക്കാതെ സസ്യങ്ങൾ വഹിക്കുന്ന ഭൂമിയും പ്രാദേശികമായി നിർവചിക്കപ്പെട്ട ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വനമായി പരിഗണിക്കുകയാണെങ്കിൽ, നിയമത്തിലെ വ്യവസ്ഥകളും ആകർഷിക്കുന്നു. അത്തരം ഭൂമിയുടെ തിരിച്ചറിയൽ ഒരു പരിധിവരെ ആത്മനിഷ്ഠവും ഏകപക്ഷീയവുമാണ്. ഇത് അവ്യക്തതയിലേക്ക് നയിക്കുന്നു, പ്രത്യേകിച്ച് സ്വകാര്യ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും വളരെയധികം നീരസത്തിനും ചെറുത്തുനിൽപ്പിനും കാരണമാകുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും സ്വകാര്യ പ്രദേശം വനമായി കണക്കാക്കുന്നത്, ഒരു വ്യക്തിയുടെ സ്വന്തം ഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്തും. ഭൂവിനിയോഗത്തിലെ നിർദിഷ്ട മാറ്റം പലപ്പോഴും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പോലും സർക്കാർ പരിഗണിക്കുന്നില്ല. ഇത് അനുവദിച്ചാലും, വനം ഇതര ആവശ്യങ്ങൾക്കായി സ്വന്തം ഭൂമി ഉപയോഗിക്കുന്നതിന് തത്തുല്യമായ വനേതര ഭൂമിയും മറ്റ് നഷ്ടപരിഹാര ലെവികളും ഉടമ നൽകണം. ഭൂമിയിൽ പോലും നടീൽസാധ്യതയുള്ള സ്വകാര്യ ഭൂമിയുടെ ഭൂരിഭാഗവും സസ്യജാലങ്ങളില്ലാതെ നിലനിറുത്താനുള്ള പ്രവണതയുടെ വികാസത്തിലേക്ക് ഇത് നയിച്ചു പ്രവർത്തനങ്ങൾക്ക്. ഇത് കണക്കിലെടുക്കുമ്പോൾ, നിയമത്തിന്റെ പ്രയോഗത്തിന്റെ വ്യാപ്തി വസ്തുനിഷ്ഠമായ രീതിയിൽ നിർവചിക്കേണ്ടത് അങ്ങേയറ്റം ആവശ്യമാണെന്ന് തോന്നുന്നു. (i) ഇന്ത്യ ഭൂരിഭാഗവും ഉഷ്ണമേഖലാ രാജ്യമായതിനാൽ, പ്രകൃതിദത്തമായ സസ്യവളർച്ച വളരുന്ന ഒരു ദേശത്തിന് സ്വാഭാവിക പ്രവണതയുണ്ടെന്നതും ഒരു വസ്തുതയാണ്, അത് സ്വന്തമായി അവശേഷിക്കുന്നുവെങ്കിൽ, ഒരു കാലഘട്ടത്തിൽ സസ്യങ്ങൾ പോലെയുള്ള വനം വികസിപ്പിക്കും. സമയം, നിഘണ്ടു അർത്ഥം അനുസരിച്ച് അത്തരം ശ്രദ്ധിക്കപ്പെടാത്ത ഭൂമികളെ ഡീംഡ് ഫോറസ്റ്റ് വിഭാഗത്തിൽ കൊണ്ടുവരുന്നു. അത്തരം ഭൂമികൾ നിയമത്തിലെ വ്യവസ്ഥകൾ ആകർഷിക്കുന്നത് തുടരും. അതിനാൽ, പൊതുവെ ആളുകൾക്ക് അവരുടെ ഭൂമിയിൽ വളരുന്ന സസ്യങ്ങൾ പോലുള്ള ഏതെങ്കിലും വൃക്ഷത്തെ തടയാനുള്ള പ്രവണതയുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നേട്ടങ്ങൾക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടെഭൂമികൾ മരങ്ങളുടെ മറവിൽ കൊണ്ടുവരേണ്ടതുണ്ട്. നിയമത്തിലെ നിലവിലെ വ്യവസ്ഥകൾ നിയന്ത്രണാധിഷ്ഠിതമാണ്, നിരോധനമല്ല, അതിനാൽ അവയുടെ പ്രത്യേകതയുംകാരണം ഉയർന്ന തോതിലുള്ള സംരക്ഷണം ആവശ്യമുള്ള ചില പ്രദേശങ്ങളുടെ വനേതര ഉപയോഗം നിരോധിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥകളൊന്നുമില്ല ഉയർന്ന ലാൻഡ്സ്കേപ്പ് സംയോജിത മൂല്യവും. മാത്രമല്ല, ഈ നിയമം നിലവിൽ വന്നതിനുശേഷം 40 വർഷത്തിലേറെ നീണ്ട ഇടവേളയിൽ, പാരിസ്ഥിതികവും പാരിസ്ഥിതികവുമായ ഭരണകൂടങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, സംരക്ഷണം, വികസനം എന്നിവയ്‌ക്കായുള്ള നയങ്ങളും പരിപാടികളും മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷത്തെ നേരിടാൻ ലോകമെമ്പാടും പരിവർത്തനപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. അത്തരം ചലനാത്മകമായ മാറ്റങ്ങൾ പരിഹരിക്കുന്നതിന്, സമ്പന്നമായ പാരിസ്ഥിതിക മൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ചില പ്രാകൃത വനങ്ങളെ ഒരു നിശ്ചിത കാലയളവിലേക്ക് കേടുകൂടാതെ സൂക്ഷിക്കാൻ നിയമത്തിൽ പ്രാപ്തമാക്കുന്ന ഒരു വ്യവസ്ഥ കൊണ്ടുവരുന്നത് മന്ത്രാലയം പരിഗണിക്കുന്നു. നമ്മുടെ അതിർത്തികൾ കേടുകൂടാതെയിരിക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനും അന്താരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം നിർണായകമാണ്. വനഭൂമിയുടെ വനേതര ഉപയോഗത്തിന് അംഗീകാരം നേടുന്ന നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ദേശീയ പ്രാധാന്യമുള്ള തന്ത്രപരവും സുരക്ഷാവുമായ പദ്ധതികൾ പലപ്പോഴും വൈകുന്നത് നിർണായക സ്ഥലങ്ങളിൽ അത്തരം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് തിരിച്ചടിയുണ്ടാക്കുന്നു. അത്തരം പദ്ധതികളെ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ മുൻകൂർ അനുമതി വാങ്ങുന്നതിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ, ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ട തന്ത്രപരവും സുരക്ഷാപരവുമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് വനഭൂമിയുടെ വനേതര ഉപയോഗം അനുവദിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണമോ ഫ്രെയിം. ഖനന പാട്ടത്തിന്റെ കാര്യത്തിൽ, നിയമത്തിലെ ഉപവകുപ്പ് 2(ii 2(iii) എന്നിവ ഒരുമിച്ച് പ്രയോഗിക്കുന്നത് പല കാര്യങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. സബ് സെക്ഷൻ 2(iii) പാട്ടം നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്നു, അതേസമയം സബ്-സെക്ഷൻ 2(ii) വനഭൂമി വനം ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് 2(iii) പ്രകാരം അനുമതിക്കുള്ള നിലവിലെ വ്യവസ്ഥ പ്രകാരം വനഭൂമിയുടെ എൻപിവി മാത്രമേ നൽകാവൂ. അത്തരം അനുമതി പരിഗണിക്കുന്ന പ്രക്രിയയിൽ കൂടുതൽ സൂക്ഷ്മതയ്ക്ക് സാധ്യത കുറവാണ്. അതേസമയം, ഉപവകുപ്പ് 2(ii) പ്രകാരമുള്ള അനുമതിക്കായി, ഡിസിഷൻ സപ്പോർട്ട് സിസ്റ്റവും ചില കോടതി ഉത്തരവുകൾക്കനുസൃതമായി നിയമങ്ങൾ/മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന വിവിധ രീതികളും ഉപയോഗിച്ച് ഒരു നിർദ്ദേശത്തിന്റെ വിശദമായ പരിശോധനയാണ് സ്വീകരിക്കുന്നത്. വനങ്ങളുടെ NPV കൂടാതെ, നഷ്ടപരിഹാര വനവൽക്കരണം (CA) പണം, CA ഭൂമി, സുരക്ഷാ മേഖല തോട്ടം മുതലായവ പോലുള്ള മറ്റ് നഷ്ടപരിഹാര ലെവികൾ നൽകണം. അങ്ങനെ, ഒരു ഖനന പാട്ടക്കാരന് സബ്-സെക്ഷൻ 2 (iii) പ്രകാരം അനുമതി വാങ്ങുകയും എൻപിവി പണം നൽകിക്കൊണ്ട് വനപ്രദേശത്തിന്റെ വലിയൊരു ഭാഗം കൈവശം വയ്ക്കുകയും ചെയ്യാം. ഉപവകുപ്പ് 2 (iii) പ്രകാരമുള്ള അത്തരം അനുമതി ‘വനം അനുമതി’ ആയി കണക്കാക്കുമോ ഇല്ലയോ എന്നതും വ്യക്തമല്ല, കൂടാതെ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരമുള്ള ‘പരിസ്ഥിതി ക്ലിയറൻസ്’ ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രകാരം അനുവദനീയമാണോ? ഒരുഒഴിവാക്കാൻ, ഫലത്തിൽ സാഹചര്യം എവിടെ സബ്-സെക്ഷൻ 2 കേസുകളിൽ (III) അനുമതി എടുത്തുകഴിഞ്ഞു എന്നാൽ ജില്ലതിരിച്ചുളള പോലും സബ്-സെക്ഷൻ 2 (II) പ്രകാരം പ്രയോഗിച്ചു ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ, സബ്-സെക്ഷൻ 2(iii) തോട്ടം പോലെയുള്ള ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട പാട്ടത്തിനാണ് ബാധകമാക്കാൻ ഉദ്ദേശിച്ചിരുന്നത് (ഇവിടെ ഭൂമി തകർക്കുകയോ വെട്ടിത്തെളിക്കുകയോ ചെയ്യുന്നതല്ല) വനഭൂമി തകർക്കുക വെട്ടിത്തെളിക്കുക എന്ന ഉദ്ദേശ്യമുള്ള മറ്റ് പാട്ടത്തിനല്ല. ഖനന വാടകയായി. എന്നാൽ പിന്നീട്, ഉപവകുപ്പ് 2(iii) ഖനനത്തിനും മറ്റ് തരത്തിലുള്ള പാട്ടങ്ങൾക്കും ബാധകമാക്കാൻ തുടങ്ങി. അതിനാൽ, നിയമത്തിന്റെ ഉപവകുപ്പ് 2 (iii) ഇല്ലാതാക്കാനും വനം ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ഉദ്ദേശ്യമുള്ള ഏത് തരത്തിലുള്ള പാട്ട നിയമനത്തിനും ഉപ-വകുപ്പ് 2 (ii) അഭ്യർത്ഥിക്കാമെന്ന് വ്യക്തമാക്കാനും നിർദ്ദേശിക്കുന്നു. എക്സ്റ്റെൻഡഡ് റീച്ച് ഡ്രില്ലിംഗ് (ERD) പോലെയുള്ള പുതിയ സാങ്കേതികവിദ്യകൾ വരുന്നു, ഇത് വനഭൂമിയുടെ അടിയിൽ ആഴത്തിൽ എണ്ണയും പ്രകൃതിവാതകവും പര്യവേക്ഷണം ചെയ്യാനോ വേർതിരിച്ചെടുക്കാനോ പ്രാപ്തമാക്കുന്നു, എന്നാൽ വനമേഖലയ്ക്ക് പുറത്ത് നിന്ന് കുഴികളുണ്ടാക്കി, മണ്ണിനെയോ ജലാശയത്തെയോ ബാധിക്കാതെ. വനഭൂമിയിലെ വനം. ഇത്തരം സാങ്കേതിക വിദ്യയുടെ ഉപയോഗം തികച്ചും പരിസ്ഥിതി സൗഹൃദമാണെന്നും അത് നിയമത്തിന്റെ പരിധിക്ക് പുറത്ത് സൂക്ഷിക്കണമെന്നും മന്ത്രാലയം കരുതുന്നു. ആക്ടിന്റെ സെക്ഷൻ 2-ലെ ‘വനമേതര ഉപയോഗം’ എന്നതിനുള്ള വിശദീകരണത്തിന്റെ ക്ലോസ്, വനം ഇതര പ്രവർത്തനമായി കണക്കാക്കേണ്ടതും ആ വകുപ്പിന്റെ ഉദ്ദേശ്യത്തിനായി അല്ലാത്തതുമായ പ്രവർത്തനങ്ങളെ തിരിച്ചറിയുന്നു. വനസംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനും അനുബന്ധമായുള്ള പ്രവർത്തനങ്ങൾ വനേതര പ്രവർത്തനമായി കണക്കാക്കേണ്ടതില്ലെന്നാണ് മനസ്സിലാക്കുന്നത്. അതനുസരിച്ച്, മൃഗശാലകൾ, സഫാരികൾ, ഫോറസ്റ്റ് ട്രെയിനിംഗ് ഇൻഫ്രാസ്ട്രക്ചറുകൾ തുടങ്ങിയവ സ്ഥാപിക്കുന്നത് നിയമത്തിന്റെ സെക്ഷൻ 2 (ii) ന്റെ ഉദ്ദേശ്യത്തിനായി “വനരഹിത പ്രവർത്തനം” എന്ന അർത്ഥത്തിൽ വരാൻ പാടില്ല എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. കോമ്പൻസേറ്ററി ലെവികൾ ചുമത്തുന്നത് നിർബന്ധമാണ്, അതിനാൽ വനഭൂമിയും അത് നൽകുന്ന പരിസ്ഥിതി സേവനങ്ങളും വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിച്ച ഭൂമിക്ക് ശേഷം യഥാസമയം മികച്ചതാക്കുന്നു.ഇരട്ടിയായി ചുമത്തുന്നത് ഒരേ ആവശ്യത്തിനായി പാട്ടം പുതുക്കുന്ന സമയം പോലെയുള്ള ഏതെങ്കിലും ലെവിയുക്തിസഹമല്ലെന്ന് തോന്നുന്നു. നിയമത്തിൽ വ്യക്തമായ ശിക്ഷാ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിരുത്സാഹപ്പെടുത്താൻ ശിക്ഷ കൂടുതൽ കർശനമാക്കാനാണ് മന്ത്രാലയത്തിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ, സെക്ഷൻ 2 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന ലളിതമായ തടവുശിക്ഷയോടെ ശിക്ഷാർഹമാക്കാൻ ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു, കൂടാതെ കുറ്റം തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും. ഇതിനകം വരുത്തിയ നാശനഷ്ടങ്ങൾ നികത്തുന്നതിന് സെക്ഷൻ 3 എ പ്രകാരമുള്ള ശിക്ഷയ്‌ക്ക് പുറമേ ശിക്ഷാ നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകൾ അവതരിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, നിയമപ്രകാരമുള്ള കുറ്റകൃത്യത്തിൽ സംസ്ഥാന സർക്കാരിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഉള്ള ഏതെങ്കിലും അധികാരികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ശിക്ഷാ നഷ്ടപരിഹാരമായി ലഭിക്കേണ്ട തുക സംസ്ഥാന കാമ്പയിൽ നിക്ഷേപിക്കുന്നതിന് പകരം ദേശീയ കാമ്പയിൽ നിക്ഷേപിക്കണമെന്ന് നിർദ്ദേശിക്കുന്നു. വനഭൂമിയിലെ യഥാർത്ഥ വനേതര പ്രവർത്തനങ്ങൾ പരിഗണിക്കുന്നതിനോ നിർദ്ദേശിക്കുന്നതിനോ മുമ്പുള്ള നടപടിക്രമങ്ങളാണ് സർവേയും അന്വേഷണ പ്രവർത്തനങ്ങളും. അത്തരത്തിലുള്ള പല പ്രവർത്തനങ്ങളിലും വനഭൂമി വളരെ കുറച്ച് സമയത്തേക്കാണ് ഉപയോഗിക്കുന്നത്, മാത്രമല്ല വനഭൂമിയിലോ അതിലെ ജൈവവൈവിധ്യത്തിലോ പ്രകടമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ വനം ഇതര പ്രവർത്തനമായി കണക്കാക്കപ്പെടുന്നതിനാൽ, ഔപചാരികമായ നടപടിക്രമങ്ങൾ പാലിച്ച് കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടും, അത് വാസ്തവത്തിൽ വളരെയധികം സമയമെടുക്കും. ഇത് പരിഹരിക്കുന്നതിന്, പ്രത്യേകിച്ച് ആഘാതം മനസ്സിലാക്കാൻ കഴിയാത്ത അത്തരം പ്രവർത്തനങ്ങളിൽ, നിയമത്തിലെ വ്യവസ്ഥകൾ ബാധകമായേക്കില്ല. സംരക്ഷണംനിയമംഅതുമായി ബന്ധപ്പെട്ടതോ അനുബന്ധമോ ആകസ്മികമോ ആയ കാര്യങ്ങൾക്കായി നൽകുന്ന ഒരു നിയമം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മുപ്പത്തിയൊന്നാം വർഷത്തിൽ ഇത് പാർലമെന്റ് ഇനിപ്പറയുന്ന രീതിയിൽ നിയമമാക്കണം:- (1) ഈ നിയമത്തെ ഫോറസ്റ്റ് (കൺസർവേഷൻ) ആക്റ്റ്, 1980 എന്ന് വിളിക്കാം 2) ഇത് നീളുന്നു ജമ്മു കശ്മീർ സംസ്ഥാനം ഒഴികെ ഇന്ത്യ മുഴുവൻ.(3) ഇത്ഒക്ടോബർ 1980 25 ദിവസംപ്രാബല്യത്തിൽ വന്നിരിക്കുന്നു കണക്കാക്കരുത് നോൺ-വനം ആവശ്യത്തിനായിവനം വനങ്ങളിൽ ഉപയോഗ ഡി-സംവരണം നിയന്ത്രണം സമയംഎന്തുതന്നെഏതെങ്കിലും നിയമം അടങ്ങിയിരിക്കുന്ന ഒരു സംസ്ഥാനത്ത് പ്രാബല്യത്തിൽ ഉള്ളതിനാൽ, കേന്ദ്ര ഗവൺമെന്റിന്റെ മുൻകൂർ അനുമതിയോടെയല്ലാതെ ഒരു സംസ്ഥാന ഗവൺമെന്റോ മറ്റ് അധികാരികളോ നിർദേശിക്കുന്ന ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല – ഏതെങ്കിലും സംരക്ഷിത വനം (ആ സംസ്ഥാനത്ത് തൽക്കാലം പ്രാബല്യത്തിൽ വരുന്ന ഏതെങ്കിലും നിയമത്തിലെ “നിക്ഷിപ്ത വനം” എന്ന പ്രയോഗത്തിന്റെ അർത്ഥത്തിൽ) അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗം, സംവരണം ചെയ്യുന്നത് നിർത്തലാക്കും; ഏതെങ്കിലും വനഭൂമിയോ അതിന്റെ ഏതെങ്കിലും ഭാഗമോ വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്; iii. ഏതെങ്കിലും വനഭൂമിയോ അതിന്റെ ഏതെങ്കിലും ഭാഗമോ ഏതെങ്കിലും സ്വകാര്യ വ്യക്തിക്കോ അല്ലെങ്കിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ കൈകാര്യം ചെയ്യുന്നതോ നിയന്ത്രിക്കാത്തതോ ആയ ഏതെങ്കിലും അതോറിറ്റിക്കോ കോർപ്പറേഷനോ ഏജൻസിക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ പാട്ടത്തിനോ മറ്റോ നൽകാവുന്നതാണ്. ഏതെങ്കിലും വനഭൂമിയോ അതിന്റെ ഏതെങ്കിലും ഭാഗമോ ആ ഭൂമിയിലോ ഭാഗത്തിലോ സ്വാഭാവികമായി വളർന്നുവന്ന മരങ്ങളിൽ നിന്ന് വീണ്ടും വനവൽക്കരണത്തിനായി ഉപയോഗിക്കുന്നതിന് വേണ്ടി വെട്ടിമാറ്റാവുന്നതാണ്. വിശദീകരണം – ഈ വിഭാഗത്തിന്റെ ഉദ്ദേശ്യത്തിനായി, “വനേതര ഉദ്ദേശം” എന്നാൽ ഏതെങ്കിലും വനഭൂമിയോ അതിന്റെ ഭാഗമോ തകർക്കുകയോ വെട്ടിത്തെളിക്കുകയോ ചെയ്യുന്നു . തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, ഈന്തപ്പന, എണ്ണ കായ്ക്കുന്ന സസ്യങ്ങൾ, ഹോർട്ടികൾച്ചറൽ വിളകൾ അല്ലെങ്കിൽ ഔഷധ സസ്യങ്ങൾ എന്നിവയുടെ കൃഷി; ബി. വനവൽക്കരണം ഒഴികെയുള്ള ഏതെങ്കിലും ഉദ്ദേശ്യം; എന്നാൽ വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, വികസനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ ഒരു പ്രവൃത്തിയും ഉൾപ്പെടുന്നില്ല, അതായത്, ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കൽ, അഗ്നിശമന ലൈനുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻസ്, വേലി, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമ്മാണം, ഡാമുകൾ, വാട്ടർഹോളുകൾ, ട്രെഞ്ച് അടയാളങ്ങൾ, അതിർത്തി അടയാളങ്ങൾ, പൈപ്പ് ലൈനുകൾ അല്ലെങ്കിൽ മറ്റ് സമാന ഉദ്ദേശ്യങ്ങൾ. കേന്ദ്ര ഗവൺമെന്റിന് ആ ഗവൺമെന്റിനെ സംബന്ധിച്ച് ഉപദേശിക്കാൻ ഉചിതമെന്ന് തോന്നുന്ന നിരവധി വ്യക്തികൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാവുന്നതാണ് . സെക്ഷൻ 2 പ്രകാരം അംഗീകാരം നൽകുക; കൂടാതെ വനസംരക്ഷണവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയം കേന്ദ്ര ഗവൺമെന്റിന് റഫർ ചെയ്യാം. ലംഘിച്ചതിനുള്ള പിഴ – സെക്ഷൻ 2-ലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്താൽ, ഒരു കാലയളവിലേക്ക് ലളിതമായ തടവ് ശിക്ഷ ലഭിക്കും, അത് പതിനഞ്ച് ദിവസം വരെ നീണ്ടേക്കാം. 3B. അധികാരികളുടെയും ഗവൺമെന്റ് വകുപ്പുകളുടെയും- കുറ്റകൃത്യങ്ങൾ1) ഈ നിയമത്തിന് കീഴിലുള്ള ഏതെങ്കിലും കുറ്റകൃത്യം ചെയ്തിടത്ത് – (എ) സർക്കാരിന്റെ ഏതെങ്കിലും വകുപ്പ്, വകുപ്പ് മേധാവി; അല്ലെങ്കിൽ (ബി) ഏതെങ്കിലും അധികാരം മുഖേന, കുറ്റകൃത്യം ചെയ്ത സമയത്ത്, അധികാരത്തിന്റെയും അധികാരത്തിന്റെയും ബിസിനസ്സ് നടത്തുന്നതിനുള്ള അധികാരത്തിന്റെ നേരിട്ടുള്ള ചുമതലയും ഉത്തരവാദിത്തവും ഉള്ള ഓരോ വ്യക്തിയും; കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണക്കാക്കുകയും അതിനെതിരെ നടപടിയെടുക്കുകയും അതിനനുസരിച്ച് ശിക്ഷിക്കുകയും ചെയ്യും: എന്നാൽ, ഈ ഉപവകുപ്പിൽ അടങ്ങിയിരിക്കുന്ന ഒന്നും വകുപ്പിന്റെ തലവനോ അല്ലെങ്കിൽ വകുപ്പ് (ബി) ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിക്കോ ബാധ്യസ്ഥനാകുന്നു. തന്റെ അറിവില്ലാതെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കുകയോ അല്ലെങ്കിൽ അത്തരം കുറ്റകൃത്യം തടയാൻ അദ്ദേഹം എല്ലാ ശ്രദ്ധയും ചെലുത്തുകയും ചെയ്താൽ എന്തെങ്കിലും ശിക്ഷ. 2) സബ്-സെക്ഷൻ (1) ൽ അടങ്ങിയിരിക്കുന്നതെന്തെങ്കിലും, നിയമപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ഗവൺമെന്റിന്റെ ഒരു വകുപ്പോ അല്ലെങ്കിൽ സബ്-സെക്ഷൻ (1) ലെ ക്ലോസ് (ബി) ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും അധികാരമോ ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടുന്നു വകുപ്പിന്റെ തലവൻ ഒഴികെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ അല്ലെങ്കിൽ ഒരു അധികാരിയുടെ കാര്യത്തിലോ, പരാമർശിച്ചിരിക്കുന്ന വ്യക്തികളല്ലാതെ മറ്റേതെങ്കിലും വ്യക്തിയുടെ സമ്മതത്തോടെയോ സമ്മതത്തോടെയോ അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും അവഗണന മൂലമോ ആണ് കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ഉപവകുപ്പ് (1) ന്റെ (ബി) വകുപ്പ്, അത്തരം ഉദ്യോഗസ്ഥനോ വ്യക്തികളോ ആ കുറ്റകൃത്യത്തിൽ കുറ്റക്കാരായി കണക്കാക്കുകയും അതിനെതിരെ നടപടിയെടുക്കാനും അതനുസരിച്ച് ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥരായിരിക്കും. 1) ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ കേന്ദ്ര ഗവൺമെന്റിന് ഉണ്ടാക്കാം. 2) ഈ നിയമത്തിന് കീഴിലുണ്ടാക്കിയ എല്ലാ നിയമങ്ങളും, അത് ഉണ്ടാക്കിയതിന് ശേഷം എത്രയും വേഗം, പാർലമെന്റിന്റെ ഓരോ സഭയുടെയും മുമ്പാകെ, അത് സെഷൻ നടക്കുമ്പോൾ, മൊത്തം മുപ്പത് ദിവസത്തേക്ക് ഒരു സമ്മേളനത്തിലോ അതിലധികമോ ഉൾപ്പെടുന്നതാണ്. തുടർച്ചയായി രണ്ടോ അതിലധികമോ സെഷനുകൾ, കൂടാതെ, സെഷനുശേഷം അല്ലെങ്കിൽ തുടർന്നുള്ള സെഷനുകൾക്ക് തൊട്ടുമുമ്പ്, റൂളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഇരുസഭകളും സമ്മതിക്കുകയോ റൂൾ ഉണ്ടാക്കരുതെന്ന് ഇരുസഭകളും സമ്മതിക്കുകയോ ചെയ്താൽ, റൂൾ അതിനുശേഷം, അത്തരം പരിഷ്ക്കരിച്ച രൂപത്തിൽ മാത്രമേ ഫലമുണ്ടാകൂ അല്ലെങ്കിൽ സാഹചര്യമനുസരിച്ച് ഫലമുണ്ടാകില്ല; എന്നിരുന്നാലും, അത്തരത്തിലുള്ള ഏതെങ്കിലും പരിഷ്ക്കരണമോ അസാധുവാക്കലോ ആ ചട്ടത്തിന് കീഴിൽ മുമ്പ് ചെയ്തിട്ടുള്ള എന്തിന്റെയെങ്കിലും സാധുതയ്ക്ക് മുൻവിധികളില്ലാത്തതായിരിക്കും. (1 1980-ലെ വനം (സംരക്ഷണം) ഓർഡിനൻസ് ഇതിനാൽ മാറ്റിസ്ഥാപിക്കുന്നു 2 അപ്രകാരം റദ്ദാക്കിയാലും, പ്രസ്തുത ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് കീഴിലുള്ള എന്തെങ്കിലും ചെയ്തതോ ഏതെങ്കിലും നടപടിയോ ഈ നിയമത്തിന്റെ അനുബന്ധ വ്യവസ്ഥകൾ പ്രകാരം ചെയ്തതായി കണക്കാക്കും. സകല ഗതാഗത സംവിധാനങ്ങളും ലോക്ഡൗണിനു ശേഷം പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാരോടുമുള്ള റെയില്‍വേയുടെ കടുംപിടിത്തത്തിനു മാത്രം അയവില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 24 മുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകളധികവും പിന്നീട് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തരുത്: എം.കെ രാഘവന്‍ എം.പി പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തുന്നതിലെ എതിര്‍പ്പറിയിച്ച് എം.കെ രാഘവന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു. വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് രാജ്യത്താകമാനം വിവിധ സോണുകളിലെ 162 പാസഞ്ചര്‍ ട്രെയിന്‍ അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുക, അമുസ്ലീങ്ങള്‍ക്ക് നികുതി നടപ്പിലാക്കുക: താലിബാനോട് മതമൗലികവാദി anjem chaudari ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റം വരുത്താതെ ഇനി ബോര്‍ഡിംഗ് സ്റ്റേഷനുകള്‍ മാറ്റാം ചികിത്സ നിഷേധിച്ച്‌ ഭര്‍ത്താവിന്റെ മന്ത്രവാദം: യുവതിയുടെ മരണത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു ഒന്‍പതുപേരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നു തമിഴ്നാട് മര്യാദ ലംഘിച്ചു, ശക്തമായ നടപടികളുമായി മുന്നോട്ടുപോകും: കെ രാജന്‍ അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുക, അമുസ്ലീങ്ങള്‍ക്ക് നികുതി നടപ്പിലാക്കുക: താലിബാനോട് മതമൗലികവാദി സംഗീതം, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ഇടപഴകുന്നത് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇയാള്‍ മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രത്യേക നികുതി ചുമത്തണമെന്നും ആവശ്യപ്പെടുന്നു. ലണ്ടന്‍: സ്വാതന്ത്രങ്ങൾക്ക് വിലങ്ങിട്ട് താലിബാനിൽ കടുത്ത നിയമങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം നൽകി ഒരു മതമൗലികവാദി. അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിയുകയും കള്ളന്മാരുടെ കൈകള്‍ വെട്ടുകയും അതുപോലെ മദ്യപാനികളെ ചാട്ടവാറിനടിക്കുകയും വേണമെന്ന് ഈ മതപ്രഭാഷകന്‍ ആവശ്യപ്പെടുന്നു. അന്‍ജേം ചൗധരി എന്ന ഇസ്ലാമിക പ്രഭാഷകനാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു തലമുറയിലെ ജിഹാദികള്‍ക്ക് ഉത്തേജനം പകരുകയും അതുപോലെ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് വഴിമരുന്നിട്ട പ്രസംഗങ്ങള്‍ നടത്തുകയും ചെയ്ത ഇസ്ലാമിക പ്രഭാഷകനാണ് അന്‍ജേം ചൗധരി. ഇസ്ലാമിക സ്റ്റേറ്റിനെ പിന്തുണച്ചതിന്റെ പേരില്‍ അഞ്ചുവര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ട ചൗധരി ജയില്‍ മോചിതനായതിനു ശേഷം പരസ്യമായി പ്രസംഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഈ വിലക്ക് നീക്കീയതോടെ തന്റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളുമായി ഇയാള്‍ വീണ്ടും വേദികളിലെത്തുകയാണ്. Read Also: അഫ്ഗാനിലേയ്ക്ക് വീണ്ടും പറന്ന് ഇന്ത്യൻ വ്യോമസേന സംഗീതം, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ഇടപഴകുന്നത് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇയാള്‍ മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് പ്രത്യേക നികുതി ചുമത്തണമെന്നും ആവശ്യപ്പെടുന്നു. താരതമ്യേന മൃദുമുഖം കാട്ടുവാന്‍ ശ്രമിക്കുന്ന രണ്ടാം താലിബാന്‍ സര്‍ക്കാരിനോട് അഫ്ഗാനിസ്ഥാനില്‍ നിന്നും പാശ്ചാത്യ സംസ്‌കാരത്തിന്റെ അവസാന അവശേഷിപ്പും നീക്കം ചെയ്യണമെന്നാണ് ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ താമസിക്കുന്ന ഈ മതമൗലിക വാദി തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നത്. സംഗീതം, നാടകം, തത്വശാസ്ത്രം തുടങ്ങിയ അനാവശ്യകാര്യങ്ങള്‍ നിരോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്: ഇന്ത്യൻ സൂപ്പർ സ്പിന്നർ പ്ലെയിങ് ഇലവനിൽ 'ഭൂലോക ഫ്രോഡ്, ഡയലോഗ് അടിക്ക് മാത്രം കുറവില്ല കള്ളവുമില്ല ചതിവുമില്ലെന്ന് പോസ്റ്റിട്ട രമ്യയ്ക്ക് പരിഹാസ ട്രോൾ ന്യു യോർക്ക്: കോട്ടയം പാമ്പാടി കൊച്ചുപുരയിൽ പരേതനായ ജോസഫ് വർഗീസിന്റെയും ശോശാമ്മയുടെയും പുത്രൻ ജോസഫ് വർഗീസ്, 65, സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതനായി. റെസ്‌പിറ്ററി തെറാപ്പിസ്റ്റ് ആയി വിവിധ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചു. വി.എ. ഹോസ്പിറ്റലിൽ നിന്ന് റിട്ടയർ ചെയ്തു. സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ചർച് അംഗമാണ്. ഭാര്യ മോളി ജോസഫ് കോട്ടയം പരിപ്പ് നാളെത്രയിൽ കുടുംബാംഗമാണ്. മക്കൾ: ടിം, ടീന സഹോദരർ: പരേതയായ മറിയാമ്മ കുര്യൻ, ഏലിയാമ്മ തങ്കച്ചൻ (മല്ലപ്പള്ളി) ശോശാമ്മ ടൈറ്റസ് (ക്വീൻസ്, ന്യു യോർക്ക്) മാണി വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്) മോളിക്കുട്ടി രാജു (സ്റ്റാറ്റൻ ഐലൻഡ്) ബാബു വർഗീസ് (സ്റ്റാറ്റൻ ഐലൻഡ്) വർഗീസ് വർഗീസ് (ഫിലാഡൽഫിയ) കരുനാഗപ്പളളി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. കരുനാഗപ്പളളി കുലശേഖരപുരം നീലിക്കുളം ഷാനു മന്‍സിലില്‍ ഷാനു ഷാജിലാല്‍ (23) ആണ് പോലീസ് പിടിയിലായത്.… ‘പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രി; കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണ്’; മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ‘ഏഴ് വർഷം കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് കൈവരിക്കും’; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ ഒരു വർഷത്തിനുള്ളിൽ പതിനേഴുകാരിയെ അമ്മയും സഹോദരനും ചേർന്ന് വിവാഹം കഴിപ്പിച്ചത് മൂന്ന് തവണ; നാലാം തവണയും വിവാഹത്തിന് ശ്രമിച്ചതോടെ പോലീസിലറിയിച്ച് മകൾ; 12 പേർക്കെതിരെ കേസ് ‘പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രി; കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണ്’; മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ് ‘ഏഴ് വർഷം കൊണ്ട് ഇന്ത്യ കയറ്റുമതി ചെയ്തത് 38000 കോടി രൂപയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ; വൈകാതെ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയെന്ന നേട്ടം പ്രതിരോധ രംഗത്ത് കൈവരിക്കും’; കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ച്യൂയിങ് ഗം ചവച്ച് കോവിഡ് തടയാം; അമ്പരപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ; ക്ലിനിക്കൽ പരിശോധന നടത്താൻ അനുമതി തേടി ഗവേഷക സംഘം മുംബൈയിലും ഗുജറാത്തിലും ഒമിക്രോൺ; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് നാല് കേസുകൾ; വിദേശത്ത് പോകാത്ത ഡോക്ടർക്ക് പുതിയ വകഭേദം എങ്ങനെ പിടിപെട്ടെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കോവിൻ അക്കൗണ്ട് മറ്റൊരു നമ്പറിലേക്ക് മാറ്റാം കോവിൻ പോർട്ടലിൽ മറ്റുള്ളവരുടെ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് ,അക്കൗണ്ട് സ്വന്തം മൊബൈൽ നമ്പറിലേക്ക് മാറ്റാം. ഒട്ടേറെപ്പേർ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ നമ്പറുകൾ ഉപയോഗിച്ചാണ് പോർട്ടലിൽ രജിസ്റ്റർ… സി.പി.എം.ആവശ്യപ്പെട്ടു; ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു തിരുവനന്തപുരം: വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി. ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് വനിതാകമ്മിഷന്‍… ലോക്ഡൗണ്‍ ലഘൂകരിക്കും; ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും ജൂണ്‍ 16 മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്… സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി കേരള സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ്… IPL രണ്ടാം ഭാഗം സെപ്റ്റംബർ മുതൽ യുഏഇയിൽ നടക്കുമെന്നു റിപ്പോർട്ട്‌ ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,ട്വിറ്റർ – ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് പൂട്ട് വീഴാൻ സാധ്യത Big Boss Malayalam season 3 വിജയികളെ ഇനി പ്രേക്ഷകർ തീരുമാനിക്കും മോഹൻലാൽ അവതാരകനായ Big Boss Malayalam Season 3 ചിത്രീകരണം കോവിഡ് പകർച്ചവ്യാധിയെ തുടർന്നു നിർത്തിവച്ചതിനാൽ വിജയിക്കളെ ഇനി പ്രേക്ഷകർക്ക് തീരുമാനിക്കാമെന്ന് ചാനൽ അറിയിച്ചു. പ്രേക്ഷകരുടെ വോട്ടിന്… രാജ്യത്ത് പുതിയൊരു ഫംഗസ് കൂടി സ്ഥിതീകരിച്ചു രാജ്യത്ത് പുതിയൊരു ഫംഗസ് കൂടി സ്ഥിതീകരിച്ചു ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്ന സ്ഥലത്താണ് ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലുള്ള ബ്ലാക്ക് ഫംഗസ് നേക്കാളും വൈറ്റ് ഫംഗസ് നേക്കാളും അപകടകാരിയാണ്… പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് 76-ാം പിറന്നാൾ. 2017 ലാണ് മുഖ്യമന്ത്രി മെയ് 24നാണ് തന്റെ പിറന്നാളെന്ന് തുറന്നുപറഞ്ഞത്.… കട്ട്-ടു-സൈസ് ഷീറ്റുകൾ, പൂർണ്ണ ഷീറ്റുകൾ അല്ലെങ്കിൽ സ്റ്റാൻഡേർഡ് അടിസ്ഥാന വലുപ്പങ്ങളിൽ അക്രിലിക് പ്ലെക്സിഗ്ലാസ് ലഭ്യമാണ്. ഗ്ലേസിംഗ്, സിഗ്‌നേജ്, തുമ്മൽ ഗാർഡ്, വിൻഡോ അല്ലെങ്കിൽ ഡിസ്പ്ലേ മെറ്റീരിയലാണ് പ്ലെക്‌സിഗ്ലാസ് ഷീറ്റ്. ഒപ്റ്റിക്കൽ വ്യക്തത നഷ്ടപ്പെടാതെ പ്ലെക്സിഗ്ലാസും ചൂട് രൂപപ്പെടാം. ഈ അക്രിലിക് ഷീറ്റുകൾ സാമ്പത്തികവും ഇംപാക്ട്-റെസിസ്റ്റന്റുമാണ്, അവ വലുപ്പത്തിൽ കൃത്യമായി മുറിക്കാൻ കഴിയും. നിങ്ങൾക്ക് പ്ലെക്സിഗ്ലാസ് ആവശ്യമുണ്ടെങ്കിൽ, ഹോം ഡിപ്പോ ലോവസ് സന്ദർശിക്കരുത്, “പ്രൊഫഷണൽ” എന്ന് വിളിക്കുക. ഞങ്ങൾ നിങ്ങളുടെ വാതിലിലേക്ക് നേരിട്ട് പ്ലെക്‌സിഗ്ലാസിന്റെ വലുപ്പവും കപ്പൽ ഷീറ്റുകളും മുറിക്കും. കട്ട്-ടു-സൈസ് ഷീറ്റുകൾ, പൂർണ്ണ ഷീറ്റുകൾ അല്ലെങ്കിൽ സ്റ്റാൻഡേർഡ് അടിസ്ഥാന വലുപ്പങ്ങളിൽ അക്രിലിക് പ്ലെക്സിഗ്ലാസ് ലഭ്യമാണ്. ഗ്ലേസിംഗ്, സിഗ്‌നേജ്, തുമ്മൽ ഗാർഡ്, വിൻഡോ അല്ലെങ്കിൽ ഡിസ്പ്ലേ മെറ്റീരിയലാണ് പ്ലെക്‌സിഗ്ലാസ് ഷീറ്റ്. ഒപ്റ്റിക്കൽ വ്യക്തത നഷ്ടപ്പെടാതെ പ്ലെക്സിഗ്ലാസും ചൂട് രൂപപ്പെടാം. ഈ അക്രിലിക് ഷീറ്റുകൾ സാമ്പത്തികവും ഇംപാക്ട്-റെസിസ്റ്റന്റുമാണ്, അവ വലുപ്പത്തിൽ കൃത്യമായി മുറിക്കാൻ കഴിയും. നിങ്ങൾക്ക് പ്ലെക്സിഗ്ലാസ് ആവശ്യമുണ്ടെങ്കിൽ, ഹോം ഡിപ്പോ ലോവസ് സന്ദർശിക്കരുത്, ഒരു "പ്രൊഫഷണൽ" എന്ന് വിളിക്കുക. ഞങ്ങൾ നിങ്ങളുടെ വാതിലിലേക്ക് നേരിട്ട് പ്ലെക്‌സിഗ്ലാസിന്റെ വലുപ്പവും കപ്പൽ ഷീറ്റുകളും മുറിക്കും. അക്രിലിക്, മെത്തക്രിലിക് രാസവസ്തുക്കൾക്കുള്ള പൊതുവായ പദമാണ് അക്രിലിക് പ്ലാസ്റ്റിക് ഷീറ്റ്. മോണോമറുകൾ, ഷീറ്റുകൾ, ഉരുളകൾ, റെസിനുകൾ, സംയോജിത വസ്തുക്കൾ എന്നിവയുൾപ്പെടെ, അക്രിലിക് ഷീറ്റുകൾ പോളിമറൈസ് ചെയ്ത മെഥൈൽ മെത്തക്രൈലേറ്റ് മോണോമർ (എംഎംഎ) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതായത് പോളിമെഥൈൽ മെത്തക്രൈലേറ്റ് (പിഎംഎംഎ) ഷീറ്റ് പ്ലെക്സിഗ്ലാസ് ഓർഗാനിക്" ഗ്ലാസ് "എന്നത്" ഒറോഗ്ലാസ് "എന്ന വ്യാപാരനാമത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. പി‌എം‌എം‌എ ബോർഡ് തരം അത് "ഓർഗാനിക് ഗ്ലാസ് ഒരു പ്ലെക്സിഗ്ലാസ്) ൽ നിന്നാണ് എടുത്തത്. എന്നാൽ സമീപ വർഷങ്ങളിൽ, പി‌എസ്, പി‌സി പോലുള്ള സുതാര്യമായ പ്ലാസ്റ്റിക്കുകളെ ഒന്നിച്ച് പ്ലെക്സിഗ്ലാസ് ഷീറ്റുകൾ എന്ന് വിളിക്കുന്നു. ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്ലെക്സിഗ്ലാസ് പലപ്പോഴും കൂടുതൽ സുതാര്യത നൽകുന്നു, കാരണം ഗ്ലാസ് പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്, ഇത് പ്രതിഫലനങ്ങളും തിളക്കങ്ങളും സൃഷ്ടിക്കുന്നു. ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ തെർമോപ്ലാസ്റ്റിക് കൂടുതൽ തകർച്ച-പ്രതിരോധം, ഈട്, മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്നു. Op മികച്ച ഒപ്റ്റിക്കൽ വ്യക്തതയും സുതാര്യതയും In താപനിലയിലെ വ്യതിയാനങ്ങളോട് വളരെ പ്രതിരോധം Glass സാധാരണ ഗ്ലാസിന്റെ ഇംപാക്ട് റെസിസ്റ്റൻസ് 17 മടങ്ങ് വരെ Glass ഗ്ലാസിന്റെ പകുതി ഭാരം, കൃത്യമായ യന്ത്രത്തിന് അനുയോജ്യം Different വ്യത്യസ്ത രാസവസ്തുക്കളോട് ഉയർന്ന പ്രതിരോധം • പ്ലാസ്റ്റിറ്റി: ഉയർന്ന പ്ലാസ്റ്റിറ്റി, പ്രോസസ്സിംഗ്, രൂപപ്പെടുത്തൽ എന്നിവ എളുപ്പമാണ് അക്രിലിക് പ്ലെക്സിഗ്ലാസ്, പ്ലെക്സി-ഗ്ലാസ് വിൻഡോസ്, പ്ലെക്സിഗ്ലാസ് സ്നീസ് ഗാർഡുകൾ, ഷീൽഡുകൾ, തടസ്സങ്ങൾ, ലൈറ്റിംഗ്, സിഗ്നേജ്, അക്വേറിയങ്ങൾ, പോയിന്റ് ഓഫ് പർച്ചേസ് ഡിസ്പ്ലേകൾ, പിക്ചർ ഫ്രെയിമുകൾ, ഇംപാക്റ്റ്-റെസിസ്റ്റന്റ് ഗ്ലേസിംഗ്, വാസ്തുവിദ്യാ ഗ്ലേസിംഗ്, റീട്ടെയിൽ ഡിസ്പ്ലേ, അടയാളങ്ങൾ, ലൈറ്റിംഗ്, ശബ്ദം കുറയ്ക്കൽ, വ്യാവസായിക ഗാർഡുകൾ റെസ്റ്റോറന്റ് ഫർണിച്ചറുകൾ, പ്രമാണ സംരക്ഷണം. തൃശൂർ ഡയറ്റിന്റെ നേതൃത്വത്തിൽ കേരളീയ വിദ്യാഭ്യാസം- ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ദേശീയ വിദ്യാഭ്യാസ സെമിനാർ 2020മാർച്ച് 10ന് രാവിലെ 10 മണിക്ക് ഡയറ്റിൽ വെച്ച് നടക്കുന്നു സംഘടിപ്പിക്കുകയാണ്. തൃശൂർ ഡയറ്റ് ലൈബ്രറിയെ പഠന ഗവേഷണ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് ലൈബ്രറിയിൽ, ജോസഫ് മുണ്ടശ്ശേരി സ്മാരകമായി ഒരു പഠന കേന്ദ്രം സ്ഥാപിക്കുകയും അത് ജില്ലയിലെ അധ്യാപകർക്ക് പ്രയോജനപ്രദമാകുന്ന വിധം വളർത്തിയെടുക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. സംസ്ഥാന ഗവേഷണ സമിതി (SCERT ഡയറക്ടർ ഡോ.ജെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ സാഹിത്യ സാമൂഹ്യ നിരൂപകനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം, അറിവും സാമൂഹികതയും എന്ന വിഷയം അവതരിപ്പിക്കും, ഡോ.കെ.ബിജു (തമിഴ്നാട് കേന്ദ്ര സർവകലാശാല കേരളീയ വിദ്യാഭ്യാസം- സാധ്യതകളും സങ്കേതങ്ങളും എന്ന വിഷയത്തിലും ഡോ.പി.പി പ്രകാശൻ (ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടർ മുണ്ടശ്ശേരിയുടെ കാഴ്ചപ്പാടും കേരള വിദ്യാഭ്യാസവും എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.സി.പി. ചിത്ര (ഹയർസെക്കണ്ടറി മുൻ ഡയറക്ടർ),മോഡറേറ്ററായിരിക്കും. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,489 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 696 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1829, തൃശൂര്‍ 1694, കോഴിക്കോട് 1518, എറണാകുളം 1432, കൊല്ലം 1342, പാലക്കാട് 761, തിരുവനന്തപുരം 875, ആലപ്പുഴ 834, കണ്ണൂര്‍ 680, കാസര്‍ഗോഡ് 667, കോട്ടയം 650, പത്തനംതിട്ട 349, വയനാട് 319, ഇടുക്കി 290 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 11, പാലക്കാട് 5, പത്തനംതിട്ട, എറണാകുളം 4, തൃശൂര്‍ 3, കൊല്ലം, ഇടുക്കി 2 വീതം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 1015, പത്തനംതിട്ട 443, ആലപ്പുഴ 717, കോട്ടയം 680, ഇടുക്കി 222, എറണാകുളം 1381, തൃശൂര്‍ 1254, പാലക്കാട് 1064, മലപ്പുറം 1307, കോഴിക്കോട് 1192, വയനാട് 249, കണ്ണൂര്‍ 685, കാസര്‍ഗോഡ് 646 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,226 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,22,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,84,493 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,59,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,779 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. കുറ്റ്യാടിയില്‍ സിപിഐ എമ്മുമായി ആലോചിച്ച ശേഷം സ്ഥാാനര്‍ഥിയെ തീരുമാനിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി Labels: കേരള കോണ്‍ഗ്രസ്, നിയമസഭ തെരഞ്ഞെടുപ്പ് 2021 ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്. മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ ഗുലാംഹുസൈന് കൂത്തുപറമ്പ് കേവലമൊരു സ്ഥലനാമമല്ല. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവമ്പര്‍ 25ന് നടന്ന പോരാട്ടത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത- പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കും: ഐസക് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റ ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരത്വം പേറുന്ന കവി പ്രൊഫ. ഡി വിനയചന്ദ്രന്‍ നിസ്വവര്‍ഗത്തിന്റെ പോരാട്ടഭൂമിയിലും നിറസാന്നിധ്യമായിരുന്നു. സഞ്ചാരത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ബലക്ഷയം ഉണ്ടായിട്ടുള്ളതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേ ഇന്ത്യയുടെ പാളി പോകുന്ന വാക്‌സിൻ പ്രതിരോധം തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം ഭക്തിയോ ഭരണഘടനയോ ഏതാണ് മുകളിൽ നിൽക്കേണ്ടത് ? രാഹുകാലത്തൊരു കാളിയമർദ്ദനം എംഎ ബേബി വക ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ ഇടതുപക്ഷത്തെ വിജയിപ്പിക്കുക, നമ്മുടെ നാടിന് വേണ്ടി പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന മലപ്പുറത്ത്‌ 11 പേർ, തിരുവനന്തപുരത്ത്‌ 10; ഒമ്പത്‌ ഉറപ്പായ തുടര്‍ച്ചയ്‌ക്ക് പടനായകന്‍ വീണ്ടും ധര്‍മടത്ത് 12 സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട് മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: വി പി സാനു എല്‍ഡ എൽജെഡി സ്‌ഥാനാർഥികളായി; കൽപ്പറ്റയിൽ ശ്രേയാംസ്‌ കുമാർ തുടർഭരണത്തിന്‌ കരുത്തുറ്റ നിര സിപിഐ എം സ്‌ഥാനാർഥ സെന്റ് കിറ്റ്സും പുതിയ ടൂൾ കിറ്റും ജോൺ ബ്രിട്ടാസ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇഡി നിര്‍ബന അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം; ഞങ്ങളെ നീതിബോധം പഠ ഇതാണ് ഉറപ്പ്; 169 ദിവസത്തില്‍ 206 പദ്ധതി; രണ്ടുഘട് വി മുരളീധരൻ മന്ത്രിയായതിന്‌ ശേഷം നടന്ന സ്വർണക്കടത് ഉമ്മന്‍ചാണ്ടി പഠിച്ച സ്‌കൂളാണ്, പക്ഷേ നന്നാകാന്‍ എ കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപ പ്രതിസന്ധികൾ തടസ്സമായില്ല തീരത്തിന്‌ നൽകിയത്‌ 49 കിഫ്‌ബിയെ അംഗീകരിച്ചത്‌ ആർബിഐയും സെബിയും മസാല ബോ തുടലുപിടിക്കുന്ന കരങ്ങളെയും ഭയമില്ല; മുരളീധരന് മറു കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സ ഇഡി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; ഇടപെടല്‍ രാഷ്‌ട എൻഐഎ കേസിന്‌ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെ 'പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന് ആ പ്രസംഗത്തിന്‌ 100 വയസ്സ്‌ കെ ജെ തോമസ് എഴുതുന്നു മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രഖ്യാപനം സെപ്റ്റംബര്‍ 23 ന് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രഥമ ജില്ല കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിക്കും. നവ ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്ന കാലികമായ മുദ്രാവാക്യവുമായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ജന്മമെടുത്ത് 90 ദിവസമേ ആയിട്ടൊള്ളൂവെങ്കിലും വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ വലിയ അംഗീകാരമാണ് സംഘടനക്ക് ലഭിക്കുന്നതെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. കന്നി മത്സരത്തില്‍ തന്നെ പല പ്രമുഖ കോളേജുകളിലും വിജയിക്കാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥി സമൂഹം ഫ്രറ്റേണിറ്റിയെ ഏറ്റെടുത്തത്തിന്റെ സൂചനയാണെന്നും ഭാരാവാഹികള്‍ പറഞ്ഞു. പ്രഖ്യാപന സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ ഷാ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിന്‍, നജ്ദ റൈഹാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ അഷ്‌റഫ്, മീനു കൊല്ലം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് എം.ഐ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥി യുവജനങ്ങള്‍ പങ്കെടുക്കും. സമ്മേളനാനന്തരം ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണ റാലി മലപ്പുറം നഗരത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, ജില്ല അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ സാലിഹ് കുന്നക്കാവ്, അസി. കണ്‍വീനര്‍ നസീഹ മലപ്പുറം, ശാക്കിര്‍ ചങ്ങരംകുളം എന്നിവര്‍ പങ്കെടുത്തു. മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല മഞ്ചേരി: ഒമ്പതുവയസ്സുള്ള ബാലികയെ സൂപ്പര്‍മാര്‍ക്കറ്റിനകത്തു വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പന്തല്ലൂര്‍ മുടിക്കോട് കുന്നത്തു വീട്ടില്‍ മുഹമ്മദ് റാഫി അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് മലപ്പുറം മുടിക്കോട്ടെ സൂപ്പര്‍മാര്‍ക്കറ്റില്‍ പീഡനം കടയുടമയുടെ മകന് ജാമ്യമില്ല അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് മലപ്പുറം കോഡൂര്‍ ഒറ്റത്തറ സ്വദേശി തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം സെവന്‍സ് പരപ്പനങ്ങാടിയിലെ ബാങ്ക് മോഷണം: പ്രതി 11വര്‍ഷത്തിന് ശേഷം പിടിയില്‍ സ്ത്രീധനം വാങ്ങാനും, കൊടുക്കാനും തങ്ങളെക്കിട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മലപ്പുറത്തെ വിദ്യാര്‍ഥികള്‍ മലപ്പുറത്ത് കുടുംബശ്രീ ഭക്ഷ്യ വിപണന മേള ‘ഉമ്മാന്റെ വടക്കിനിക്ക്’ തുടക്കമായി മലപ്പുറത്ത് പോക്‌സോ കേസില്‍ മൂന്നാമതും അധ്യാപകന്‍ അറസ്റ്റില്‍ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മലപ്പുറം സ്വദേശി സൗദിയിലെ ത്വായിഫില്‍ മരിച്ചു മലപ്പുറം വെളിമുക്ക് ആലുങ്കല്‍ സ്വദേശി പീച്ചാം വീട്ടില്‍ അയ്യൂബ് മലപ്പുറം: മലപ്പുറത്തെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി. മലപ്പുറം മഞ്ചേരി പട്ടര്‍കുളത്ത് വെച്ചു കാളികാവ് ചോക്കാട് സ്വദേശി പുലത്ത് വീട്ടില്‍ മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു മലപ്പുറം:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു മഞ്ചേരി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രത ഫലപ്രാപ്തിയിലേക്ക് ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ് കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള അലിഗര്‍ മുസ്ലിംയൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക് പരപ്പനങ്ങാടി: അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി ബി.എ എല്‍.എല്‍.ബി – 2021-22 പ്രവേശന പരീക്ഷയില്‍ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി മലപ്പുറം മുനിസിപ്പാലിറ്റിയുടെ കീഴില്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്ക് നടന്ന അഡ്മിഷന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന് തീവ്രവാദ മുഖം നല്‍കി ജനം ടി.വി. പി.വി അന്‍വര്‍ എം.എല്‍.എയുടെ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രെ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിലമ്പൂര്‍: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എം.എല്‍.എ പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം തട്ടിയ കേസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ പലമണ്ഡലങ്ങളിലുംസ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പാളിച്ച പറ്റിയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്ലിം ലീഗ് ഉപസമിതി റിപ്പോര്‍ട്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി റെക്കോഡിട്ട് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഏകദിനത്തിലെ തന്റെ 13-ാം സെഞ്ചുറിയാണ് ബാബര്‍ കഴിഞ്ഞ ദിവസം കുറിച്ചത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും താരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെ പിന്നിലാക്കിയാണ് ബാബറിന്റെ നേട്ടം. വെറും 76 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം 13 സെഞ്ചുറികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 83 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഹാഷിം അംലയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. വിരാട് കോലി 86 ഇന്നിങ്‌സുകളില്‍ നിന്നാണ് 13 സെഞ്ചുറി തികച്ചത്. അതേസമയം മത്സരത്തില്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് അവസാന ഓവറില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം വേണ്ടിയിരുന്ന പാകിസ്താന് അവസാന പന്തിലാണ് വിജയിക്കാനായത്. Previous articleക്രിക്കറ്റ് മത്സരത്തിനിടെ ഔട്ടിനെ ചൊല്ലി തർക്കം പതിനാറുകാരന്‍ ബാറ്റ് കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടു Next articleമംഗളൂരുവിൽ യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ഏഴ് രാജ്യങ്ങള്‍ക്ക് കൂടി സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി റിയാദ്: പുതിയ കൊവിഡ് വകഭേദം, ഒമിക്രോണിന്‍റെ(Omicron) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി( Malawi സാംബിയ(Zambia മഡഗാസ്‌കര്‍(Madagascar അംഗോള(Angola വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഫസൽക്കേസിൽ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ ഐപിഎസ് ഉദ്യോഗസ്ഥനെ വേട്ടയാടി സിപിഎം നിലവിൽ കുടുംബം പോറ്റാൻ സെക്യൂരിറ്റി ജോലി ചെയ്യുന്നു അഷറഫ് കുറ്റിച്ചിലിന്റെ ഇടപെടൽ; ജിദ്ദ ഇന്ത്യൻ കൗൺസുലേറ്റിന്റെ സഹായത്തോടെ 7 ഇന്ത്യക്കാർ നാടണഞ്ഞു കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ‘നിയമവീഥിയിലെ വികസനം’ പ്രകാശനം ചെയ്തു കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ ‘നിയമവീഥിയിലെ വികസനം’ എന്ന പുസ്തകം ഷാർജയിൽ പ്രകാശനം ചെയ്തു. ഷാർജയിൽ ഇൻകാസ് തൃശൂർ ജില്ല കൂട്ടായ്മ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പുസ്തകം പ്രകാശനം ചെയ്തു. തൃശൂർ ജില്ലയിലെ വികസന പദ്ധതികളിലെ ക്രമക്കേടുകൾ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ചായക്ക് ഈടാക്കിയ അമിത തുക, പ്രവാസികളുടെ വിഷയങ്ങൾ, പാലിയേക്കര ടോൾ, കുതിരാൻ തുരങ്കം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങളുടെ വിവരങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഡ്രോൺ ആക്രമണം: ഇറാഖ് പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു ഷാർജ: ആഗോള ശ്രദ്ധ നേടിയ 40-ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇൻകാസ് യു എ ഇ യുടെ ആഭിമുഖ്യത്തിലുള്ള പ്രിയദർശിനി പബ്ലിക്കേഷൻസ് ബുക്ക്സ്റ്റാൾ മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ തടിച്ചുകൂടിയ ഉദ്ഘാടന ചടങ്ങിൽ ഇൻകാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ സഞ്ജു പിള്ള സ്വാഗതമാശംസിച്ചു. മലപ്പുറം യു.ഡി.എഫ് ചെയർമാൻ പി. ടി അജയ് മോഹൻ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നക്കൻമുഹമ്മദാലി നന്ദി രേഖപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലിയുടെ ‘ഒപ്പം: കോവിഡ് കുറിപ്പുകള്‍’ പ്രകാശനം ചെയ്തു രമേശ് ചെന്നിത്തലയൊടൊപ്പം ദീപാവലി ആഘോഷങ്ങൾ തുടക്കം കുറിച്ച് ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ദുബായ് ഇൻകാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോടൊപ്പം ദീപാവലി ആശംസകൾക്ക് തുടക്കം കുറിച്ചു. ഗ്രാൻഡ് ഹയ്യത് ഹോട്ടലിൽ വെച്ച് മധുര വിതരണം നൽകി ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചു. രമേശ് ചെന്നിത്തല മുഴുവൻ യു.എ.ഇയിലെ പ്രവാസി സമൂഹത്തിന് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഉത്സവാഘോഷം എല്ലാ പ്രവാസികൾക്കും സന്തോഷവും ഐശ്വര്യവും ഭാഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സാന്നിധ്യം വഹിച്ച ചടങ്ങിൽതിരുവനന്തപുരം ജില്ലാ ഇൻകാസ് പ്രസിഡന്റ് പ്രദീപ്‌ കോശി, ജില്ലാ സെക്രട്ടറി നൗഷാദ് അഴൂർ, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ, ബിജോയ്‌ കിളിമാനൂർ, ആരിഫ്, ഷാബു തോമസ് ഗുരുവായൂർ, അഖിൽ ദാസ് ഗുരുവായൂർ, എന്നിവർ പങ്കെടുത്തു. അജ്‌മാൻ: ഇൻകാസ് അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ 37 ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. യോഗത്തിൽ ആക്ടിംഗ് പ്രസിഡൻറ് സി.കെ ശ്രീകുമാർ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ടി.എ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലി സാഹീബ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രസിഡൻറ് നസീർ മുറ്റിച്ചൂർ, ജില്ലാ പ്രസിഡൻറുമാരായ ജോബിൻ, മനുമാമച്ചൻ, ശങ്കരനാരായണൻ തുടങ്ങിയവർ അനുസ്മരിച്ചു. യോഗത്തിൽ ബിജു ജോൺ സ്വാഗതവും മനോജ് നന്ദിയും പ്രകാശിപ്പിച്ചു. ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യയെ കണ്ടു ഇന്ത്യയുടെ ആത്മാവിനെ കണ്ടില്ലെന്ന് യുഡിഎഫ് എം എം ഹസ്സന്‍ ദുബായ് ഇൻകാസ് ദുബായ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി പോലുള്ള ലോകം ആദരിക്കുന്ന രാഷ്ട്ര നേതാക്കളെ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണക്കൂടം തന്നെ മറക്കുന്ന കാഴ്ചയാണ് കാണുന്നത്. ദുബായ് സന്ദർശത്തിനിടെ, താൻ വേൾഡ് എക്‌സ്‌പോ സന്ദർശിച്ചു. എക്‌സ്‌പോയിലെ ഇന്ത്യൻ പവലയനിൽ താൻ ഇന്ത്യയെ കണ്ടെങ്കിലും, ഇന്ത്യയുടെ ആത്മാവിനെ കാണാൻ കഴിഞ്ഞില്ലെന്ന്, എം എം ഹസ്സൻ പറഞ്ഞു. നമ്മുടെ രാഷ്ട്ട്രപിതാവ് മഹാത്മാഗാന്ധിയെ തന്നെ ഇന്ത്യൻ ഭരണക്കൂടം, മറക്കുന്ന കാലത്താണ് ഈ അനുസ്മരണമെന്നതും ഏറെ ഗൗരവമുള്ളതാണെന്ന് കെ പി സി സി മുൻ അധ്യക്ഷനും മുൻ പ്രവാസികാര്യ മന്ത്രിയുമായ എം എം ഹസ്സൻ പറഞ്ഞു. ഇൻകാസ് ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. യുഎഇ സീനിയർ വൈസ് പ്രസിഡണ്ട്… മഴക്കെടുതിയിൽ ദുരിതം പേറുന്ന കുടുംബങ്ങളെ സഹായിക്കാൻ ഖത്തറിലെ പ്രവാസി സമൂഹം ദോഹ: തെക്കൻ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയുടെ ദുരിതങ്ങൾ പങ്കുവെച്ചും, ദുരിതം പേറുന്ന പ്രവാസികളുൾപ്പെടെ ഉള്ളവരെ സഹായിക്കുന്നതിനുള്ള വഴികളാരാഞ്ഞും ഖത്തറിലെ പ്രവാസി സമൂഹം ഒത്തുചേർന്നു .കൾച്ചറൽ ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ സ്വന്തം വീടുകളും ‘ കൃഷിയിടങ്ങളും കനത്ത മഴയിൽ തകർന്നു പോയ പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ ഒട്ടനവധി പ്രവാസികൾ സംബന്ധിച്ചു .ഇരകളായ പ്രദേശവാസികൾക്ക് മാനസിക പിന്തുണ നൽകുക, മഴക്കെടുതിയിൽ അകപ്പെട്ടവർക്കാവശ്യമായ അടിയന്തിര സഹായം എത്തിക്കുക ,മഴക്കെടുതിയിൽ പ്രവാസികളുടെ നഷ്ട്ടപെട്ട രേഖകൾ തിരിച്ചു കിട്ടുവാനുള്ള നടപടി ക്രമത്തിൽ നോർകയുടെ ഇടപെടൽ ഉണ്ടാവുക,അർഹയരായവരുടെ പുനരധിവാസ പ്രക്രിയയിൽ ഐ സി ബി എഫ് പോലുള്ള ഏബസി അപ്പക്സ് ബോഡികൾ സാധ്യമായ പിന്തുണ നൽകുക,നാട്ടിൽ ഗവെർന്മെന്റിന്റെ നഷ്ട്ട പരിഹാര പാക്കേജിൽ ദുരിത ബാധിതരായ പ്രവാസികളെ അവഗണിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗം മുന്നോട്ടു വെച്ചത്.ദുരിത… ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു മലയാളി പ്രസ് സെക്രട്ടറി വിയന്ന. ഓസ്ട്രിയൻ പ്രധാനമന്ത്രിക്കു ചങ്ങനാശേരിക്കാരൻ പ്രസ് സെക്രട്ടറി. ഓസ്ട്രിയൻ പ്രധാനമന്ത്രി ഷാലൻ ബെർഗിന്റെ പ്രസ് സെക്രട്ടറിയായി ചങ്ങനാശേരിയിലെ പാലത്തുങ്കൽ കുടുംബാംഗമായ ഷിൽട്ടൻ ജോസഫ് പാലത്തുങ്കലാണ് നിയമിതനായത്. ഓസ്ട്രിയൻ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രമുഖ പദവികൾ വഹിച്ചുവരികയാണ് ഷിൽട്ടൻ. അഴിമതി ആരോപണങ്ങളെ തുടർന്ന് സെബാസ്റ്റിയൻ കുർസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണു വിദേശകാര്യ മന്ത്രിയായിരുന്ന ഷാലൻ ബെർഗ് പ്രധാനമന്ത്രി പദവിയിലെത്തിയത്. അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച ചാൻസലർ ഓഫിസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള പ്രസ് സെക്രട്ടറിയെ മാറ്റി ഷിൽട്ടനെ നിയമിച്ചത്. വിയന്നയിലാണ് ഷിൽട്ടൻ ജോസഫ് ജനിച്ചതും വളർന്നതും. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂൾ, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, ഹാർവാർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്ത്രീധനം എന്ന പേപിശാച്- വീക്ഷണം എഡിറ്റോറിയൽ വായിക്കാം ഇന്ന് കേരള സ്ത്രീധന വിരുദ്ധ ദിനം. കഴിഞ്ഞദിവസം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുന്നതും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന ദിനാചരണമായിരുന്നു. ഈ രണ്ട് ദിവസങ്ങളിലാണ് കണ്ണൂര്‍ വി സിക്ക് സര്‍ക്കാരിന്റെ ഉപകാരസ്മരണ- വീക്ഷണം എ‍ഡിറ്റോറിയൽ വായിക്കാം ബന്ധുനിയമനത്തില്‍ മാത്രമല്ല, അതിന് സഹായിച്ചവര്‍ക്കും എല്‍ ഡി എഫ് സര്‍ക്കാര്‍ പാരിതോഷികം നല്‍കി ആദരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് യു ലൗജിഹാദ്, നാര്‍ക്കോടിക് ജിഹാദ് തുടങ്ങിയ വിവാദങ്ങള്‍ക്ക് ശേഷം സംഘ്പരിവാറിന്റെ അടുക്കളയില്‍ ചുട്ടെടുത്ത പുതിയ വിവാദമാണ് ഹലാല്‍ ഭക്ഷണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അച്ഛന്റെ ശങ്കരൻ, മുത്തച്ഛന്റെ ബിച്ചു, മലയാളത്തിന്റെ തിരുമല ഈണത്തിനൊപ്പിച്ച് പാട്ടെഴുതുന്ന നിമിഷ കവി. ബിച്ചു തിരുമലയെക്കുറിച്ച് സംഗീത സംവിധായകർക്കുള്ള മതിപ്പാണത്. ഏത് തരത്തിലുള്ള ഈണം കൊടുത്താലും അതനുസരിച്ച് അർഥസൗഭഗങ്ങളായ കവിതകളെഴുതി ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർഥികൾ മരിച്ചു; നിരവധി പേരെ കാണാതായി ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർഥികൾ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലീഷ് ‘യാ ഇമാറാത്ത് 2021’ ഗോള്‍ഡന്‍ ജൂബിലി ഗ്രന്ഥത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു ദുബായ്: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ചിരന്തന പബ്‌ളികേഷന്‍സ് ഈ നാടിനോടുള്ള കൃതാര്‍ത്ഥതയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘യാ ഇമാറാത്ത് 2021’ ‘ചുരുളി’ സിനിമക്കെതിരെ പരാതിയുമായി യഥാർത്ഥ ചുരുളി നിവാസികൾ ഇടുക്കി: ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘ചുരുളി’ റിലീസായതോടെ ചിത്രത്തിലെ സംഭാഷണങ്ങളിൽ അസഭ്യ പദങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ വിമർശനവുമുണ്ടായിരുന്നു.ഇപ്പോഴിത ചിത്രത്തിനെതിരെ രംഗത്ത് ഐഡിഎസ്എഫ്എഫ് കെ ഡിസംബര്‍ 9 മുതല്‍ 14 വരെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13 ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള (IDSFFK) 2021 ഡിസംബര്‍ ‘ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ… ”ഇത് ഇവിടത്തെ കൊച്ചിന് സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….” നടൻ ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ അടികുറിപ്പാണിത്. ‘ജോൺ ഒരു സിനിമാക്കാഥ പോലെ തോന്നും സഭ്യാസാചി മുഖര്‍ജിയെന്ന 'സെലിബ്രിറ്റി ഡിസൈനറു'ടെ ജീവിതം. അല്ലെങ്കില്‍ സിനിമാക്കഥയെ വെല്ലുന്നൊരു 'ഡ്രീം സ്റ്റോറി' എന്നും പറയാം. പതിനേഴാം വയസിലെ ആത്മഹത്യാശ്രമം. അന്ന് അത് പരാജയപ്പെട്ടപ്പോള്‍, പാതിബോധത്തിൽ അമ്മ മുഖത്തടിച്ച അടി ഇന്നും ഓർക്കുന്നുണ്ട് ഇദ്ദേഹം. പിന്നീട് ബോളിവുഡിലെ വർണ്ണാഭമായ ലോകത്തേക്ക് രാജകീയമായി കടന്നുവരികയായിരുന്നു സഭ്യാസാചി വെറും പതിനേഴ് വയസുള്ളപ്പോള്‍ വിഷാദത്തിനടിപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യാശ്രമം. പരാജയപ്പെട്ട ആ ആത്മഹത്യാശ്രമത്തില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് നടന്നെത്തിയത് ബോളിവുഡിന്റെ വര്‍ണ്ണാഭമായ ലോകത്തേക്ക്. ഒരു സിനിമാക്കാഥ പോലെ തോന്നും സഭ്യാസാചി മുഖര്‍ജിയെന്ന 'സെലിബ്രിറ്റി ഡിസൈനറു'ടെ ജീവിതം. അല്ലെങ്കില്‍ സിനിമാക്കഥയെ വെല്ലുന്നൊരു 'ഡ്രീം സ്റ്റോറി' എന്നും പറയാം. 'അന്നെനിക്ക് പതിനേഴ് വയസ് മാത്രമാണ് പ്രായം. പക്ഷേ വിഷാദം കൊണ്ട് അതീവഗുരുതരമായ ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ജീവിതം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ മുന്നോട്ടുപോകാന്‍ ഒരിടവുമില്ലാതായ അവസ്ഥ. അങ്ങനെയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. പക്ഷേ ആ ശ്രമം പാളിപ്പോയി. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. അന്ന് പാതിബോധത്തില്‍ അമ്മ എന്റെ മുഖത്തടിച്ചു നാല്‍പത്തിയഞ്ചുകാരനായ സഭ്യാസാചി മുഖര്‍ജി ജീവിതം പറഞ്ഞുതുടങ്ങുന്നത് മരണത്തിലേക്ക് സ്വയം നടന്നുപോകാന്‍ തീരുമാനമെടുത്ത ആ തിരിവില്‍ വച്ചാണ്. 'ഞാന്‍ മാത്രമെന്താണ് ഇങ്ങനെ ഇത്രയും പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത് എന്ന തോന്നലായിരിക്കും വിഷാദം മൂലം ഒറ്റപ്പെട്ടുപോയ ഒരാള്‍ ആദ്യം ചിന്തിക്കുന്നത് എന്ന് തോന്നുന്നു. പക്ഷേ നമുക്കൊപ്പം, നമ്മളെപ്പോലെ തന്നെ പലരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട് എന്നറിഞ്ഞാല്‍. അത് വളരെ സ്വാഭാവികമായ ഒന്നാണെന്ന് നമുക്ക് തന്നെ മനസിലാകും. അതുതന്നെയാണ് എനിക്കും സംഭവിച്ചത് (സഭ്യാസാചി മുഖർജി ഡിസൈൻ ചെയ്ത വിവാഹവസ്ത്രങ്ങളണിഞ്ഞ് അനുഷ്ക ശർമ്മ- വിരാട് കോലി, പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ് എന്നിവർ ഡിപ്രഷന്‍ എന്ന് പറയുന്നത് ജലദോഷം പോലൊക്കെയാണെന്നാണ് എനിക്കും തോന്നുന്നത്. അത് ആര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഭവിച്ചിരിക്കും. അങ്ങനെ സംഭവിക്കുന്നില്ലയെങ്കില്‍ അത് നോര്‍മല്‍ അല്ല. എന്നെ സംബന്ധിച്ച് ഡിപ്രഷന്‍ എനിക്ക് ജീവിതത്തോട് കുറേക്കൂടി വ്യക്തത വരുത്തിത്തന്നു എന്നാണ് തോന്നുന്നത് സഭ്യസാചി മുഖര്‍ജി പറയുന്നു. ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന ഡിസൈനറാണ് ഇദ്ദേഹം. പ്രശസ്തരായ ഒട്ടുമിക്ക താരങ്ങളും 'ഓണ്‍ ക്യാമറ'യിലും 'ഓഫ് ക്യാമറ'യിലും തങ്ങളുടെ ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കുമെല്ലാം നിറം പകരാന്‍ തെരഞ്ഞെടുക്കുന്നത് സഭ്യാസാചി മുഖര്‍ജിയുടെ കരവിരുതല്‍ വിരിഞ്ഞ മനോഹരമായ വസ്ത്രങ്ങളാണ്. ജോലി കഴിഞ്ഞ് അല്‍പം വിശ്രമിക്കാനുള്ള സമയമില്ലാതെ വിഷാദത്തിലേക്ക് ആഴ്ന്നിറങ്ങിപ്പോകാനുള്ള സമയം ഇപ്പോള്‍ സഭ്യാസാചിക്കില്ല. മനസിനെ തന്റെ കൈവശമുള്ള കലയിലേക്ക് അത്രമാത്രം തിരിച്ചുവിടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. (സഭ്യാസാചി മുഖർജിയുടെ ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ് ശ്രീദേവി, കരീന കപൂർ, ദീപിക പദുക്കോണ്‍ എന്നിവർ- പഴയ ചിത്രങ്ങള്‍ 'ഇപ്പോഴും ചിലപ്പോഴൊക്കെ മടുപ്പ് തോന്നും. വിഷാദമല്ല, വെറും മടുപ്പ്. ഇതൊക്കെ വളരെ സ്വാഭാവികമാണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. ഞാനൊരു ബംഗാളിയാണ്, അതുകൊണ്ട് തന്നെ ഒരു ഭക്ഷണപ്രിയനുമാണ്. പിന്നെ നന്നായി ഒന്നുറങ്ങും. എല്ലാം മറന്നുള്ള ഒരുറക്കം മാത്രം മതി, ചിലപ്പോഴൊക്കെ എത്ര വലിയ മടുപ്പില്‍ നിന്നും എനിക്കൊന്നുണരാന്‍ അദ്ദേഹം പറയുന്നു. വിഷാദത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും ഇന്ന് ഏറെ പേര്‍ സംസാരിക്കുന്നുണ്ടെന്നും അത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന ആര്‍ക്കെങ്കിലും ഊര്‍ജ്ജം പകരാനാകുമെന്ന് കരുതിയാണ് ഈ അനുഭവം തുറന്നുപറയുന്നതെന്നും അദ്ദേഹം ഒരഭിമുഖത്തിനിടെ പറഞ്ഞു. Poultry Farm ഡിജെ പാര്‍ട്ടിയുടെ ശബ്ദം കേട്ട് 63 കോഴികള്‍ ചത്തു പരാതിയുമായി കര്‍ഷകന്‍ Viral Video സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചീങ്കണ്ണിയുടെ ആക്രമണം; വീഡിയോ Urfi Javed ബ്ലാക്കില്‍ തിളങ്ങി ഉർഫി ജാവേദ്; ഇത്തവണയും ‘കോപ്പിയടി’ ആണല്ലോയെന്ന് ആരാധകര്‍! Viral Video വീഴല്ലേ പൊന്നേ വധുവിന്‍റെ ലെഹങ്ക പിടിച്ച് വരൻ; മനോഹരം ഈ വീഡിയോ Viral Video തലനാരിഴയ്ക്ക് രക്ഷ; സിംഹക്കൂട്ടില്‍ ചാടിയ യുവാവിന്റെ വീഡിയോ Kerala Rain തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല Accident വാടാനപ്പള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക് Gulf News യുഎഇ സുവര്‍ണ ജൂബിലി; നാല് എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവ് Elephant പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു Covid 19 ഖത്തറില്‍ 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു gastroparesis രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം;വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ Shocking Video സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഉത്തരം പറയിക്കാന്‍ പ്രതിപക്ഷം ദക്ഷിണാഫ്രിക്കന്‍ വകഭേദം അതിമാരകം അതിർത്തി അടച്ച് ലോകരാജ്യങ്ങള്‍ സന്തോഷ്‌ ട്രോഫി കേരളം തയ്യാർ ടീമിൽ 13 പുതുമുഖങ്ങൾ VIDEO ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം! കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ തീർത്തും സദുദ്ദേശത്തോടെ ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷൻ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയിൽ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. മന്ത്രി കെ ടി ജലീലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം! സത്യമേ ജയിക്കൂ സത്യം മാത്രം. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ തീർത്തും സദുദ്ദേശത്തോടെ ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷൻ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയിൽ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. പരാതിക്കാരന്റെ ആക്ഷേപത്തിൽ കഴമ്പില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്നും ഹൈക്കോടതിയുടെ സമയം അപഹരിക്കരുതെന്നും നിരീക്ഷിച്ച് ജൂലൈ 18 ന് അന്തിമവാദത്തിനായി നീട്ടിവെച്ച ഇമ്മിണി വലിയ ബന്ധു നിയമന കേസ് പിൻവലിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന "നുണപ്രചാരണ സെക്രട്ടറി" തടിയൂരിയത് കോടതിയുടെ ചൊട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്? ഹൈക്കോടതി വാക്കാൽ നിരർത്ഥകമെന്ന് അഭിപ്രായപ്പെട്ട കേസ് ഇനി ഏത് ഫോറത്തിലേക്കാണാവോ എഴുന്നള്ളിക്കുക? എന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയും വഴിയിൽ തടഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത്ലീഗ്, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. സത്യമറിയാമായിരുന്നിട്ടും അർത്ഥഗർഭമായ മൗനമവലംഭിച്ച മൂത്തലീഗും പൊതു സമൂഹത്തോട് ക്ഷമാപണം നടത്തലാണ് അഭികാമ്യം. കളവ് മുതൽ തിരിച്ചേൽപ്പിച്ചാൽ കളവ് കളവല്ലാതാവില്ലെന്ന ന്യായം സോഷ്യൽ മീഡിയയിലും തെരുവുകളിലുമല്ല ഉയർത്തേണ്ടിയിരുന്നത്, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അകത്തളങ്ങളിലായിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് പറയാതെ നാട്ടിൽ പാടി നടക്കുന്നത് അന്തവും കുന്തവും തിരിയാത്ത സ്വന്തം അണികളെ വിഡ്ഢികളാക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. എന്നെ വഴിയിൽ തടഞ്ഞ് പോലീസിന്റെ തല്ലുകൊണ്ട പാവം പാർട്ടീ പ്രവർത്തകരുടെ തലയിൽ കയറി കാഷ്ഠീകരണം നടത്തിയ സ്വന്തം നേതാവിനെതിരെ ആത്മാഭിമാനം അൽപമെങ്കിലും അവശേഷിക്കുന്നവരിൽ നിന്ന് അധികം വൈകാതെ പ്രതിഷേധം ഉയരുമെന്നുറപ്പാണ്. യൂത്ത് ലീഗ് നൽകിയ പരാതി പിൻവലിക്കാനുള്ള അപേക്ഷ സ്വീകരിച്ച് ബഹുമാനപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ നേർ മലയാള വിവർത്തനം ചുവടെ ചേർക്കുന്നു. വിധിയുടെ ഒറിജിനൽ ഇമേജായും നൽകുന്നു. "സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തിയ ഒരു നിയമനമാണ് ഈ റിട്ട് ഹരജിയുടെ പരിഗണനാ വിഷയം. ആരോപിതനുമേൽ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ഉത്തരവ് നൽകണമെന്നാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ എന്ന് അവകാശപ്പെടുന്ന പരാതിക്കാരൻ തന്റെ മാന്റമസ് റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല v/s കേരള സർക്കാർ കേസിൽ (2018 ssc online ker 14261) നേരിട്ടോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ സർക്കാർ സർവീസിലേക്ക്‌ നടത്തുന്ന നിയമനങ്ങളിലെ ക്രമക്കേടുകളും നിയമലംഘനവും സംബന്ധിച്ച തർക്കങ്ങളിൽ കോടതി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സർക്കാറിന്റെ ഭരണ നിർവഹണ നടപടിയുടെ ഭാഗമായാണ് കോടതിയുടെ പരിഗണയ്ക്ക് വന്ന ഈ കേസിനാസ്പദമായ നിയമനം മന്ത്രി നടത്തിയിട്ടുള്ളത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് വ്യവഹാരത്തിനും നിയമനാധികാരിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. മുൻകൂർ അനുമതി നേടാതെയും പ്രസ്തുത നിയമമനുസരിച്ച് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് റിട്ട് ഹരജിയുമായി പരാതിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയിൽ ഭരണഘടന പ്രകാരമുള്ള കർത്തവ്യനിർവഹണം സംബന്ധിച്ച സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുന്നു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരാതിയിൽ അപ്രധാനമാണ്. പരാതി പിൻവലിക്കൽ പരാതിക്കാരൻ കരുതുന്ന പോലെ അത്ര നിസ്സാര കാര്യമല്ല. എന്നിരുന്നാലും പരാതിയുമായി മുന്നോട്ടു പോകാൻ അദ്ദേഹം ആഗ്രഹിക്കാത്തതു കൊണ്ട് ഈ റിട്ട് പരാതി അവസാനിപ്പിക്കുകയാണ്. മെമോ കോടതി സ്വീകരിച്ചിരിക്കുന്നു. അതനുസരിച്ച് റിട്ട് ഹരജി പിൻവലിച്ചതായി കണക്കാക്കി കേസ് തള്ളിയിരിക്കുന്നു". ജഗദീശ്വരനായ പരമേശ്വരാ നിനക്കാണ് സർവ്വസ്തുതിയും. വിമർശിച്ചവരോടും കളിയാക്കിയവരോടും പരിഹസിച്ചവരോടും അപകീർത്തിപ്പെടുത്തിയവരോടും ഒരു പരിഭവവുമില്ല. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്നപ്പോൾ മനസ്സ് ഒരു പാട് വേദനിച്ചിട്ടുണ്ട്. ഉറക്കം വരാത്ത രാത്രികളുടെ അന്ത്യയാമങ്ങളിൽ ഹൃദയം പിടഞ്ഞ് കണ്ണുനീർ ഒഴുകിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകളും കോടിയേരിയുടെ പ്രതികരണവും പാർട്ടി നൽകിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകൾക്കതീതമാണ്. അവരെന്നിലർപ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തിൽ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന്. അത് ഹൈക്കോടതിയിൽ നിന്ന് തന്നെ ആയതിൽ പെരുത്ത് സന്തോഷമുണ്ട് സത്യം വന്നു. അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടത് തന്നെയാണ്"(വിശുദ്ധ ഖുർആൻ). ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌. വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. ലീഗിന്റേത്‌ ദുഷ്‌‌പ്രചരണം: വഖഫ്‌ ബോർഡ്‌ നിയമനത്തെപ്പറ്റി കെ ടി ജലീൽ നിരാശ്രയർക്ക് നീതിയുടെ കവാടം പ്രാപ്യമാക്കിയ അംബേദ്‌കറിന് 'ജയ് ഭീമി'നോളം യോജ്യമായ ഒരാദരം വേറെയുണ്ടാവില്ല: കെ ടി ജലീൽ എഴുതുന്നു മാപ്പിളപ്പാട്ടിനെ ജീവിതാന്ത്യംവരെ പ്രാണസഖിയാക്കിയ കാമുകശ്രേഷ്ഠാ അങ്ങേക്കു സലാം; വി എം കുട്ടിക്ക്‌ വിടചൊല്ലി കെ ടി ജലീലിന്റെ കുറിപ്പ്‌ ഫിറോസേ അന്തസ്സില്ലെങ്കിൽ ആദരാഞ്ജലി അർപ്പിക്കാൻ നിൽക്കരുത്; അത് മരണപ്പെട്ടവരെ അധിക്ഷേപിക്കലാണ് ഇടതാകുമ്പോൾ "മുതലാളി വലതാകുമ്പോൾ "തൊഴിലാളി ആ വേല കയ്യിലിരിക്കട്ടെ, കാര്യങ്ങളിത്തിരി ഞങ്ങൾക്കും തിരിയും കെ ടി ജലീൽ എഴുതുന്നു അഭിമന്യു രക്‌തസാക്ഷികളുടെ രാജകുമാരൻ; നരാധമൻമാരെ അഴിഞ്ഞാടാൻ അനുവദിക്കരുത്‌ കെ ടി ജലീൽ 'ആ പൈതലിനെ ഹർത്താൽ നടത്തി ഇനിയും വേദനിപ്പിക്കരുത്, ഇത്‌ കണ്ണും കാതും കൂർപ്പിച്ച് മാനവരാശിയുടെ ശത്രുക്കളെ ഒറ്റപ്പെടുത്തേണ്ട സമയം മന്ത്രി കെ ടി ജലീൽ വിവാദപ്രസംഗം: ‘മുസ്ലീം ലീഗ്‌ ഉയർത്തുന്ന കോലാഹലങ്ങൾ സമുദായത്തെ അപകീർത്തിപ്പെടുത്താനേ ഉപകരിക്കൂ’‐ കെ ടി ജലീൽ 'പതിനെട്ട് മാസത്തെ ഫോണ്‍ബില്‍ 37299 രൂപ, സെപ്‌തംബറില്‍ 53445 മനോരമ വാര്‍ത്തയ്‌‌‌‌ക്ക് കണക്കുനിരത്തി കെ ടി ജലീലിന്റെ മറുപടി കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും കർഷകരുടെ വരുമാന വര്‍ധനയ്‌ക്കും മുന്‍ഗണന: മുഖ്യമന്ത്രി ദക്ഷിണാഫ്രിക്കന്‍ വകഭേദം അതിമാരകം അതിർത്തി അടച്ച് ലോകരാജ്യങ്ങള്‍ വർഗഐക്യത്തെ വർഗീയതകൊണ്ട്‌ ഭിന്നിപ്പിക്കാനാകില്ല കോടിയേരി ബാലകൃഷ്‌ണൻ മോദി സർക്കാരിന്റെ ഭരണഘടനാ ദിനാചരണം കാപട്യം: സീതാറാം യെച്ചൂരി ദാരിദ്യം കുറവ് കേരളത്തില്‍; മുന്നില്‍ യുപിയും ബിഹാറും ജാര്‍ഖണ്ഡും 4 മാസം വിപുല പ്രചാരണം ഒന്നാമതെത്താൻ കേരള ബാങ്ക്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന്‌ സന്തോഷ്‌ ട്രോഫി കേരളം തയ്യാർ ടീമിൽ 13 പുതുമുഖങ്ങൾ സെഞ്ചുറിയുമായി വരവറിയിച്ച്‌ ശ്രേയസ്‌; രണ്ടാം ദിനം കളംപിടിച്ച്‌ ന്യൂസിലൻഡ്‌ സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. വിദ്യാരംഭദിനത്തിൽ എന്തെങ്കിലും നല്ല ശീലങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു ചോയിസാണ് പുസ്തക വായന. എന്തെങ്കിലും പ്രശസ്തമായ ബുക്കുകൾ വായിച്ചിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എങ്കിലും അതൊരു വിനോദം ആയി, നിത്യ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുന്നതാണ് ഞാൻ ഉദ്ദേശിച്ചത്. വിശാലമായ ലോകത്തെ അടുത്ത് അറിയാൻ വായന പോലെ നല്ലൊരു മാർഗം വേറെയില്ല. വായനയുടെ മഹത്വം വിളമ്പുകയല്ല ഞാൻ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. ഏത് രീതിയിലുള്ള വായനക്കാർക്കും ഇഷ്ടപ്പെടുന്ന, വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തിരഞ്ഞെടുക്കാവുന്ന, എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകത്തെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നമുക്കേവർക്കും പരിചിതനായ ശ്രീ ഇന്നസെൻറ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകം. ഇന്നസെൻറ് എന്ന നടനെയും അദ്ദേഹത്തിന് ബാധിച്ച ക്യാൻസർ എന്ന മാരക അസുഖത്തെക്കുറിച്ചും അറിയാത്തവർ കേരളത്തിൽ അധികംപേർ ഉണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം നടൻ എന്നത് കൂടാതെ അമ്മയുടെ പ്രസിഡൻറ്, ഇപ്പോൾ പാർലമെന്റിലെ ജനപ്രതിനിധി എന്ന നിലയിലും പ്രശസ്തനാണ്. അദ്ദേഹത്തിൻറെ ആത്മകഥകൾ മുൻപ് ആഴ്ചപ്പതിപ്പുകളിൽ വരുകയും പിന്നീട് പുസ്തകരൂപത്തിൽ ഞാൻ ഇന്നസെൻറ് എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ഹാസ്യനടൻ എന്ന് പേരെടുത്ത അദ്ദേഹത്തിൻറെ കൃതികൾ ഓരോന്നും ഹാസ്യാത്മകമാണ്. ഹാസ്യരചന എന്നതിലുപരി അതിലൊക്കെ ജീവിതമുണ്ട്. അത് ഒരു സാധാരണക്കാരൻറെ വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലാത്ത ഒരു സാധാരണക്കാരൻറെ ഭാഷയിൽ ജീവിതത്തെ വരച്ചുകാണിച്ചിട്ടുണ്ട്. മഹത്തായ രചനകൾ ഒന്നുമല്ല അവയെങ്കിലും നമുക്ക് പരിചിതമായ ജീവിതദുഃഖങ്ങളെ ഹാസ്യത്തിൻറെ മേൻപൊടിയോടുകൂടി വിവരിക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ബഷീറിൻറെ രചനകളിൽ കണ്ടു ശീലിച്ച ഒരു രീതി. ഇന്നസെന്റിന്റെ മറ്റ് രചനകളിൽ നിന്നും വ്യത്യസ്തമാണ് ക്യാൻസർ വാർഡിലെ ചിരി. ഒരാളുടെ, ഒരു പ്രശസ്തന്റെ ജീവിതത്തിൽ ക്യാൻസർ പോലൊരു മഹാമാരി കടന്നു ചെല്ലുന്നതും കുടുംബജീവിതത്തിന് വിലകൽപ്പിക്കുന്ന ഒരു ഗൃഹനാഥൻ കൂടെയായ അദ്ദേഹത്തിൻറെ ജീവിതത്തിലും കുടുംബാന്തരീക്ഷത്തിലും ആ രോഗം കരിനിഴൽ വീഴ്ത്തുന്നതും വ്യക്തമായ രീതിയിൽ അദ്ദേഹം വിവരിച്ചു തരുന്നു. ക്യാൻസർ പോലൊരു അസുഖത്തെപ്പറ്റി ഒരാൾക്കുള്ള കാഴ്ചപ്പാട്. അത് രോഗം ബാധിക്കുന്നതിന് മുൻപും ശേഷവും എപ്രകാരമാണ്, ആ രോഗം ഒരു സാധാരണക്കാരൻറെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ഉണ്ടാകുന്ന നിസഹായത ഇതൊക്കെ വായനക്കാരനെ തീർച്ചയായും പിടിച്ചു കുലുക്കും. ആ രോഗത്തെ അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്നും മേടിക്കുന്ന മോചനവുമാണ് പുസ്തകത്തിൻറെ രണ്ടാം ഭാഗം. ഒരു സിനിമ കഥയിലെ ക്ലൈമാക്സ് ട്വിസ്റ്റ് പോലെ അവസാനം തൻ്റെ ഭാര്യയ്ക്ക് ആ രോഗം ബാധിക്കുന്നതും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും നല്ല ഹാസ്യനടൻ ആണ് ഇന്നസെൻറ് എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരു ഹാസ്യനടനെ ഒരു ദുരന്തം ബാധിക്കുന്നതും സമൂഹം അതിനെ കാണുന്ന രീതിയും ഹാസ്യനടൻ എന്ന ബാധ്യത സമൂഹം ചാർത്തി തന്നതിനാൽ ഇനി ഹാസ്യത്തിലൂടെ ഈ ദുരന്തത്തെ നേരിടാം എന്ന രീതിയിൽ നേരിട്ട് ആ ഉദ്ദ്യമത്തിൽ വിജയിച്ച ഇന്നസെന്റിന്റെ ആ അനുഭവങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്. കേരള സർക്കാർ അദ്ദേഹത്തിൻറെ കുറിപ്പുകൾ സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിൽ ഭാവി തലമുറയ്ക്ക് ഗുണകരമായ ചില അതിജീവനപാഠങ്ങൾ ഉള്ളത് കൊണ്ട് തന്നെയാണ്. നൂറോളം പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം വായനയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പായി ഞാൻ വായനാ ലോകത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നവർക്ക് നിർദ്ദേശിക്കുന്നു. ഞാൻ ഒരു സാദാ പൊള്ളേത്തൈക്കാരൻ. അതെന്തു തൈ ആണെന്ന് ചോദിച്ചാൽ ശബ്ദ താരാവലി എഴുതിയ ശ്രീകന്ടെശ്വരം പിള്ള വരെ ചുറ്റിപ്പോകും. അതിനിവിടെ വലിയ പ്രസക്തി ഇല്ലാത്തതിനാൽ വിശദീകരിക്കുന്നില്ല. മൊബൈലിൽ ബ്ലോഗ് വായിക്കുന്നവർ Home ബട്ടൺ അല്ലെങ്കിൽ View web version ഞെക്കി പഴയ പോസ്റ്റുകൾ വായിക്കുവാൻ താല്പര്യപ്പെടുന്നു. സാരം – വരാഹമിഹിരനാൽ എഴുതപ്പെട്ട ഹോരാശാസ്ത്രം എന്ന ഗ്രന്ഥം വളരെ ചെറുതാണെങ്കിലും അതിൽ വളരെയധികം അർത്ഥങ്ങളെ പ്രതിപാദിച്ചിരിക്കുന്നു. അതിന്റെ അർഥമാകട്ടെ അതിബുദ്ധിശാലികൾക്കു കൂടി കഷ്ടമാകുന്നു. അതിനാൽ ജ്യോതിഷികൾ ഭട്ടോൽപ്പലം മുതലായ(പരമേശ്വരം, വിവരണം, ചന്ദ്രിക, പ്രകാശിക) വ്യാഖ്യാന ഗ്രന്ഥങ്ങളെ നോക്കി ഹോരയുടെ അർത്ഥത്തെ ഹൃദയത്തിൻ(മനസ്സിൽ സ്പഷ്ടമായി ധരിച്ചു കൊള്ളണം. “ഹോരാം വരാഹമിഹിരാസ്യ വിനിഃ സൃതാം യേ മാലാമിവാധതി ദൈവ വിധ: സ്വകണ്ഠേ കൃഷ്ണീയ ശാസ്ത്രമപി ഭർതൃമതീവ സൂത്രം സാരം – വരാഹമിഹിര ഹോരയെ മാലയെ കഴുത്തിൽ ധരിക്കുന്നതു പോലെ ഗ്രന്ഥാപേക്ഷ കൂടാതെ ചൊല്ലത്തക്കവിധം കണ്ഠസ്ഥയാക്കി ചെയ്യുകയും, നെടുമംഗല്യമുള്ള സ്ത്രീകൾ മംഗല്യത്താലിയെ എല്ലായ്പ്പോഴും കഴുത്തിൽ തന്നെ വച്ചു കൊണ്ടിരിക്കുന്ന പോലെ കൃഷ്ണീയ ശാസ്ത്രത്തെ എല്ലായ്പ്പോഴും കണ്ഠ പാഠമാക്കുകയും ചെയ്യുന്ന ജ്യോതിഷികകൾക്ക്, ജ്യോതിഷക്കാരുടെ സഭകളിൽ വലിയ ശോഭയുണ്ടാക്കും -ശ്ളോകം 29 ” ഹോരായാസ്തു ‘ദശാദ്ധ്യായാം വ്യാഖ്യായാം ക്രിയതാം ശ്രമ: ദൈവജ്ഞേന വിശേഷേണ ഫലമാദേഷ്ടുമിച്ഛതാ.” സാരം – ഹോരയുടെ ദശാദ്ധ്യായി എന്നു പേരായ വ്യാഖ്യാനത്തിൽ ജ്യോതിഷികൾ പ്രത്യേകം പരിശ്രമിക്കേണ്ടതാകുന്നു. ഫലം പറയുവാൻ വിചാരിക്കുന്നവർ അതിലേറെ പരിശ്രമിക്കേണ്ടതാകുന്നു.-ശ്ളോകം 30 “ദശാദ്ധ്യായാം വിശേഷേണ ശ്രമോ നൈവ കൃതോ യദി ദുഷ്കര: ഫല നിർദേശസ്തദ്വിദാം ച തഥാ വച: “ സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തിൽ പ്രത്യേകിച്ചും പരിശ്രമിക്കാത്ത ജ്യോതിഷികൾ ഫലം പറഞ്ഞ് ഒപ്പിക്കുവാൻ പ്രയാസപ്പെടും. ദശാദ്ധ്യായിയുടെ വലിപ്പത്തെ അറിയുന്ന മഹാന്മാർ അപ്രകാരം പറഞ്ഞിട്ടും ഉണ്ടു്. ആ വചനത്തെ തന്നെ താഴെ കാണിക്കുന്ന ശ്ളോകവും ഉദ്ധരിക്കുന്നു.ശ്ളോകം 31 “അദൃഷ്ട്വാ യോ ദശാദ്ധ്യായീം ഫലമാദേഷ്ടുമിച്ഛതി ഇച്ഛത്യേവ സമുദ്രസ്യ തരണം സ പ്ലവം വിനാ .” ഇതി സാരം – ദശാദ്ധ്യായി എന്ന ഹോരാ വ്യാഖ്യാനത്തെ പഠിക്കാതെ ജ്യോതിശാസ്ത്ര പ്രകാരം ഫലം പറയുവാൻ മോഹിക്കുന്നതു്, കപ്പലുണ്ടായിട്ടും കടക്കാൻ പ്രയാസമുള്ള സമുദ്രത്തെ കപ്പലുകൂടിയില്ലാതെ കടക്കാൻ ശ്രമിക്കുന്നതു പോലെയാകുന്നു. ഇതുകൊണ്ടു് ഫലം പറഞ്ഞൊപ്പിക്കുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്ന സ്വന്താഭിപ്രായത്തെ ആചാര്യൻ വെളിപ്പെടുത്തുന്നു. ഈ ശ്ളോകം ദശാദ്ധ്യായീ പണ്ഡിത വചനമാകുന്നു. ശ്രീ ദേവിയോട്ട് കാവ് (തെയ്യോട്ടു കാവ്) വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേര്‍ത്ത മതസംഘടനകളുടെ യോഗം നിലപാടെടുത്തു. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവര്‍ വേണമെന്നും മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. വഖഫ് നിയമനങ്ങള്‍ പിഎസ് സി വഴിയാക്കിയാല്‍ അവിശ്വാസികള്‍ ബോര്‍ഡിലെത്തുമെന്നും മത വിശ്വാസമുള്ളവര്‍ വഖഫ് ബോര്‍ഡില്‍ വരണമെന്ന് നിര്‍ബന്ധമാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,639 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 619 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 476, കൊല്ലം 1230, പത്തനംതിട്ട 423, ആലപ്പുഴ 371, കോട്ടയം 251, ഇടുക്കി 125, എറണാകുളം 884, തൃശൂര്‍ 987, പാലക്കാട് 450, മലപ്പുറം 277, കോഴിക്കോട് 532, വയനാട് 210, കണ്ണൂര്‍ 368, കാസര്‍ഗോഡ് 139 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,31,468 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. മഹാരാഷ്ട്രയിലും ഒമിക്രോണ്‍; ഇന്ത്യയിലെ കേസുകളുടെ എണ്ണം 4 ആയി വിലക്കയറ്റത്തിനെതിരെ പ്രതിഷേധാഗ്നിയായി കെസി വേണുഗോപാല്‍ എംപി നയിച്ച ജനജാഗ്രതാ പദയാത്ര സംസ്ഥാനത്ത് 4557 പേർക്ക് കൂടി കൊവിഡ്, 52 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോർപ്പറേറ്റുകളുടെ സ്വന്തം സർക്കാർ; മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാല്‍ എംപി കർണാടകയ്ക്ക് പിന്നാലെ ഗുജറാത്തിനും ഒമിക്രോണ്‍; രാജ്യത്ത് മൂന്നാമത്തെ കേസ് കരുവന്നൂരില്‍ പ്രതിഛായ മോശമായി; സിപിഎം ഏരിയാസമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമർശനം ‘മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലല്ലോ’ മന്ത്രിയുടെ സാന്നിധ്യത്തില്‍ വിമർശനവുമായി ജയസൂര്യ വരുമാനത്തില്‍ മാത്രം കണ്ണുവെച്ചപ്പോള്‍ ജീവനക്കാരുടെ സുരക്ഷ മറന്നു; പൊരി വെയിലത്തും മഴയിലും ജോലി മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും; സംസ്ഥാന സര്‍ക്കാർ അനാസ്ഥയുടെ പരമോന്നതിയിലെന്ന് പ്രതിപക്ഷ നേതാവ് വട്ടത്തിലോടിയിട്ടും നഷ്ടത്തില്‍! ആളില്ലാതെ കെഎസ്ആർടിസി സിറ്റി സര്‍ക്കുലർ ബസ് സർവീസ്; റൂട്ട് നിർണയം മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ കെ റോസയ്യ അന്തരിച്ചു തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ പ്രകടനം; തടഞ്ഞ് പൊലീസ് ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഹൈ റിസ്ക്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ മരിച്ച കർഷകരുടെ ആശ്രിതർക്ക് ധനസഹായം നല്‍കണം; കേന്ദ്ര നിലപാട് ദുഃഖകരമെന്ന് രാഹുല്‍ ഗാന്ധി തലശേരിയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ; നടപടി സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമിക്രോണ്‍ ലക്ഷണം: കോഴിക്കോട് രോഗിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു വരുന്നു ‘ജവാദ്’ ചുഴലിക്കാറ്റ്; കേരളത്തിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറി; മടങ്ങിവരവ് ഒരു വർഷത്തിന് ശേഷം ‘സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം’; ‘മകള്‍ക്കൊപ്പം’ ക്യാമ്പെയ്ന്‍റെ മൂന്നാം ഘട്ടത്തിന് മോഫിയയുടെ മോഡി സർക്കാരിനെ വിറപ്പിച്ച കർഷക പ്രക്ഷോഭത്തിന്റെ മുന്നിലും പിന്നിലും ആരെന്നറിയാം Newsthen l The news interactive മുതിർന്ന മാധ്യമപ്രവർത്തകൻ പത്മശ്രീ വിനോദ് ദുവ അന്തരിച്ചു. മോഡി സർക്കാരിനെ വിറപ്പിച്ച കർഷക പ്രക്ഷോഭത്തിന്റെ മുന്നിലും പിന്നിലും ആരെന്നറിയാം ഡൽഹിയ്ക്ക് ചുറ്റും 3 ലക്ഷത്തോളം കർഷകർ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് പൊതുകണക്ക് .കർഷക നേതാക്കൾ പറയുന്നത് കൃത്യമാണെങ്കിൽ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന്‌ തയാറായാണ് അവർ വന്നിരിക്കുന്നത് . 1988 നു ശേഷമുള്ള ഏറ്റവും വലിയ കർഷക പ്രക്ഷോഭം ആണിത് .കരിമ്പിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ടും വെള്ളം,വൈദ്യുതി എന്നിവയ്ക്ക് പണം ഈടാക്കരുത് എന്നാവശ്യപ്പെട്ടും ഉള്ള പ്രക്ഷോഭത്തിൽ 5 ലക്ഷം കർഷകരെ ആണ് അന്ന് ഭാരതീയ കിസാൻ യൂണിയൻ അണിനിരത്തിയത് . 35 കർഷക സംഘടനകൾ ആണ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് 31 എണ്ണം പഞ്ചാബിൽ തന്നെയുള്ളതാണ് .ബാക്കിയുള്ളവ മധ്യപ്രദേശിലും ഹരിയാനയിലും ഉള്ളതാണ് .ഇവയിൽ 10 കർഷക സംഘടനകൾക്ക് രാഷ്ട്രീയ ബന്ധം ഉണ്ട് .ഇതിൽ 8 എണ്ണവും പഞ്ചാബിൽ നിന്നുള്ളവ ആണ് . 6 കർഷക സംഘടനകൾ ഇടത് സംഘടനകളുമായി ബന്ധമുള്ളവ ആണ് .രണ്ടെണ്ണം അകാലി ദളുമായും .പഞ്ചാബിന് പുറത്തുള്ള രണ്ട് സംഘടനകൾ കോൺഗ്രസുമായും ആം ആദ്‌മിയുമായും ബന്ധമുള്ളവ ആണ് . പ്രക്ഷോഭ രംഗത്തുള്ള ഏറ്റവും വലിയ കർഷക സംഘടന ആയ ഭാരതീയ കിസാൻ യൂണിയൻ ഏക്താ ഉഗ്രഹ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം ഇല്ലാത്ത സംഘടന ആണ് .മുൻ സൈനികൻ ജോഗീന്ദർ സിങ് ഉഗ്രഹാൻ 2002 ൽ സ്ഥാപിച്ചതാണ് ഈ സംഘടന .പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന 3 ലക്ഷം പേരിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം പേർ തങ്ങളുടെ അംഗങ്ങൾ ആണെന്നാണ് ഏക്താ ഉഗ്രഹ ഭാരവാഹികൾ പറയുന്നത് .ഭക്ഷണ പദാർത്ഥങ്ങൾ അടക്കം പാക്ക് ചെയ്ത ട്രാക്ടറുകൾ ഡെൽഹിയ്ക്കും റോഹ്ത്തക്കിനും ഇടയിൽ 80 കിലോമീറ്റർ നീളത്തിൽ ആണ് ഇവർ പാർക്ക് ചെയ്തിരിക്കുന്നത് . സമര തന്ത്രം മാറ്റുക ആണെന്നാണ് ഏക്താ ഉഗ്രഹ പറയുന്നത് .ഇപ്പോൾ പ്രായമായവർ ആണ് പ്രക്ഷോഭത്തിന്റെ മുമ്പിൽ എങ്കിൽ താമസിയാതെ പ്രക്ഷോഭ രംഗത്ത് കൂടുതൽ ചെറുപ്പക്കാരെ കാണാൻ ആകും .പ്രക്ഷോഭത്തിനിടയിൽ 15 പേർ മരിച്ചു എന്നാണ് ഏക്താ ഉഗ്രഹ പറയുന്നത് .ഇതിൽ പത്ത് പേർ പഞ്ചാബിൽ വച്ചും 5 പേർ ഡെൽഹി സമരത്തിനിടയ്ക്കും ആണ് മരിച്ചത് . 1978 വരെ പഞ്ചാബ് കെട്ടിബാരി യൂണിയനും ഹരിയാനയിലെ കിസാൻ സംഘർഷ്‌ സമിതിയുമായിരുന്നു ഉത്തരേന്ത്യയിലെ കർഷകരെ മുഴുവൻ പ്രതിനിധാനം ചെയ്തിരുന്നത് .1978 ൽ പി കെ യു ഭാരതീയ കിസാൻ യൂണിയൻ ആയി മാറി .1982 ബി കെ യു പിളർന്നു .1986 ൽ മഹേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ സംഘടന വീണ്ടും സജീവമായി .പിന്നീട് ബി കെ യു പലതായി പിളർന്നു ഏക്താ ഉഗ്രഹയാണ് ഇപ്പോൾ ഇതിലെ ഏറ്റവും വലിയ യൂണിയൻ . 5 ആവശ്യങ്ങൾ ആണ് കർഷക യൂണിയനുകൾ മുന്നോട്ട് വെയ്ക്കുന്നത് .പാർലമെൻറ് പാസാക്കിയ 3 കർഷക നിയമങ്ങളും പിൻവലിക്കണം എന്നതാണ് ആദ്യത്തെ ആവശ്യം .രണ്ടാമത്തെ ആവശ്യം താങ്ങുവില ബിൽ കൊണ്ടുവന്ന് ഉറപ്പാക്കണം എന്നും ഉൽപ്പന്നങ്ങളുടെ സംഭരണം കേന്ദ്രം തന്നെ നിർവഹിക്കണം എന്നുമാണ് .സൗജന്യ വൈദ്യുതി ഇല്ലാതാക്കുന്ന വൈദ്യതി ഭേദഗതി ബിൽ പിൻവലിക്കണം എന്നതാണ് ,മൂന്നാമത്തെ ആവശ്യം .കാർഷിക മിച്ച വസ്തുക്കൾ കത്തിച്ചില്ലാതാക്കുന്നത് ശിക്ഷാർഹമാക്കിയ ഭേദഗതി പിൻവലിക്കണം എന്നതാണ് നാലാമത്തെ ആവശ്യം .പഞ്ചാബിൽ പാട ശേഖരങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ പിൻവലിക്കണം എന്നതാണ് അഞ്ചാമത്തെ ആവശ്യം . Previous Previous post: കോവിഡിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷിയോഗം Next Next post: ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാന ‌താരമാണ് ബ്രൂണോ ഫെർണാണ്ടസ്. കഴിഞ്ഞ വർഷം ജനുവരിയിൽ പോർച്ചുഗീസ് ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബിലെത്തിയ താരം ഗോളടിക്കുന്നതിനൊപ്പം, ഗോളടിപ്പിക്കുന്നതിലും മികവു കാട്ടി മുന്നേറുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വളർന്നു കൊണ്ടിരിക്കുന്ന ബ്രൂണോ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ ഹാൻഡിലിൽ ആരാധകരുമായി സംവദിക്കാൻ എത്തിയിരുന്നു. ഇപ്പോളത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഒപ്പം കളിക്കാൻ ആഗ്രഹിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആരെന്നതായിരുന്നു ബ്രൂണോ നടത്തിയ ചോദ്യോത്തര സെഷനിടെ ആരാധകരിൽ ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയിൻ റൂണി, എറിക്ക് കന്റോണ എന്നീ 3 ഇതിഹാസ താരങ്ങളുടെ പേരായിരുന്നു ബ്രൂണോ പറഞ്ഞത്. കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച പ്രതിരോധ താരം ആരെന്ന ചോദ്യവും Q&A സെഷനിടെ ബ്രൂണോക്ക് നേരിടേണ്ടി വന്നു. ഇതിന് മറുപടിയായി ഇറ്റാലിയൻ താരം ജ്യോർജിയോ കില്ലിനിയുടെ പേര് പറഞ്ഞ ബ്രൂണോ, ഏറ്റവും അണ്ടർ റേറ്റഡായിട്ടുള്ള താരങ്ങളിൽ ഒരാളാണ് കില്ലിനിയെന്നും എന്നാൽ തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച താരമാണ് അദ്ദേഹമെന്നും കുറിച്ചു. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത് മുതൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ്, ഈ സീസണിലും ഉജ്ജ്വല പ്രകടനങ്ങളാണ് ക്ലബ്ബിനൊപ്പം പുറത്തെടുക്കുന്നത്. 2020-21 സീസണിൽ ഇതു വരെ കളിച്ച 45 മത്സരങ്ങളിൽ 23 ഗോളുകൾ നേടിക്കഴിഞ്ഞ ഈ ഇരുപത്തിയാറുകാരൻ 13 അസിസ്റ്റുകളും നൽകിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിയുടെ മരണം: രണ്ടുപേര്‍കൂടി അറസ്റ്റില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ലഹരിഗുളികള്‍ എത്തിച്ചുകൊടുക്കുന്നവരിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥി മരിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റില്‍. തോപ്പയില്‍ കമ്പിവളപ്പിലെ ഇര്‍ഷാദ് അലി (21 പുതിയങ്ങാടി പാണ്ടികശാല പറമ്പ് ജിനിഷ് (22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ മുഖേനയാണ് ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചത്. 50,000 രൂപ വിലവരുന്ന എം.ഡി.എം.എ. എക്സ്റ്റസി ഗുളികകള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ലഹരിഗുളികള്‍ എത്തിച്ചുകൊടുക്കുന്നവരിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് അമിതമായി ശരീരത്തിനുള്ളില്‍ച്ചെന്ന് വെള്ളയില്‍ ജോസഫ് റോഡില്‍ അറഫയില്‍ ഷാഹില്‍ (22) മരിച്ച കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ പിടിയിലായി. കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ബാബു കെ. തോമസ്, മെഡിക്കല്‍ കോളേജ് സി.ഐ. മൂസ വള്ളിക്കാടന്‍, ആന്റി നര്‍ക്കോട്ടിക് അംഗങ്ങളായ എന്‍. നവീന്‍, ജോമോന്‍, ജിനീഷ്, സോജി എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. കക്കോടി പടിഞ്ഞാറ്റുമുറി ഷംനാസ് ഷറഫുദ്ദീന്‍ (23 രാമനാട്ടുകര പുളിഞ്ചോട് മുഹമ്മദ് അന്‍ഷിദ് (20) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നഗരത്തില്‍ 12 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. വെള്ളയില്‍, നടക്കാവ്, എലത്തൂര്‍ എന്നീ സ്റ്റേഷന്‍ പരിധികളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, വിവിധ ലോഡ്ജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 9497987370 എന്ന മൊബൈല്‍ നമ്പറില്‍ അറിയിക്കണമെന്ന് സിറ്റി പോലീസ് ചീഫ് കാളിരാജ് എസ്. മഹേഷ് കുമാര്‍ അറിയിച്ചു. അടിവാരം: കേന്ദ്ര കേരള സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ഏഴുകുടിക്കല്‍ തോട് കവിഞ്ഞു; വീടുകളില്‍ വെള്ളംകയറി ചുരത്തിലെ മാലിന്യപ്രശ്‌നം: ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നൈപുണ്യ വികസന കേന്ദ്രത്തെ തകര്‍ക്കാന്‍ നീക്കമെന്ന് ജില്ലാ പഞ്ചായത്ത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍’; രൂക്ഷമായി വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. കുട്ടിക്കാല കുടുംബ ഫോട്ടോ പങ്ക് വച്ച് അഹാന കൃഷ്ണകുമാർ; ഏറ്റെടുത്ത് ആരാധകർ കുട്ടിക്കാല കുടുംബ ഫോട്ടോ പങ്ക് വച്ച് അഹാന കൃഷ്ണകുമാർ; ഏറ്റെടുത്ത് ആരാധകർ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍’; രൂക്ഷമായി വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ആരാധകര്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ആവേശത്തോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്റെ പേജില്‍ എത്തിയ വിമര്‍ശന കമന്റുകള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്‌നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു. കോവിഡ് ചിലർ കച്ചവടമാക്കുന്നു…ഇരയായ യുവതിയുടെ വെളിപ്പെടുത്തലുകൾ..തിരുവല്ല ബിലിവേഴ്‌സ് ചർച്ച്‌ മെഡിക്കൽ കോളജിനെതിരെ….. One India One Pension – ആശയം ചെറുതല്ല….പ്രവർത്തനം നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗം വ്യാപിക്കുകയാണ്…. തട്ടിയെടുത്ത പണം മടക്കിനൽകാം….പാപ്പർ ഹർജി പിൻവലിക്കാം…..പോപ്പുലർ റോയി ഹൈക്കോടതിയിൽ പോപ്പുലർ ഗ്രൂപ്പ്‌ ഇൻവെസ്റ്റേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകൻ രാജേഷ് കുമാർ റ്റി.കെ തത്സമയം കുമ്പഴയിലെ ഐസ് ഫാക്ടറിയിൽ അമോണിയ ചോർന്നു…ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യാജരേഖ ചമച്ച്‌ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവ് അറസ്റ്റില്‍ കോട്ടയം വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. ബിജു ജെ കട്ടയ്ക്കല്‍ (44) ആണ് പിടിയിലായത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് 2009 ല്‍ വസ്തു പണയപ്പെടുത്തി ബിജു വായ്പ എടുത്തിരുന്നു. ഇവിടെ കുടിശിക ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച്‌ ഇയാള്‍ ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായി പോലീസ് പറഞ്ഞു. പാലാ, മേലുകാവ് പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2018 ല്‍ പുറത്തിറങ്ങിയ യുവേഴ്സ് ലവിങ്ലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ബിജു. പിന്നീട് സ്പടികം 2 എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച്‌ വിവിദത്തിലായിരുന്നു‌. ഹായ് ഫ്രണ്ട്‌സ് ഇന്ന് നമ്മൾ ട്രൈ ചെയ്യാൻ പോകുന്നത് ഒരു ഇന്റർനാഷണൽ ഫുഡ്‌ റെസിപിയാണ് അതായത് കൊറിയക്കാരുടെ ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നായ കിമിച്ചി ഫ്രൈ… Image source from foodiecrush സമയം: 35 മിനിറ്റ് ‌ ഗ്രാമ്പൂ ‌ വെളുത്തുള്ളി ‌ 3/4 കപ്പ് മയോന്നൈസ് ‌ 5 ആങ്കോവി ഫില്ലറ്റുകൾ ‌ പാർമെസൻ ചീസ് ‌ 1 … അരി വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ബിരിയാണിയാണ്. മലബാറി ബിരിയാണി മുതൽ ഹൈദരാബാദി ബിരിയാണി വരെ നിളുന്ന ഒരു ഒരു നിര തന്നെ ഉണ്ട്… ഒരു അടിപൊളി ബീഫ് കബ്സ എങ്ങനെ എളുപ്പം നമ്മുടെ വിട്ടിൽ തന്നെ ഉണ്ടാകാം എന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ റൈസ് 1kg ബീഫ് 1kg സവാള അരിഞ്ഞത് -2 ഇഞ്ചി … ഹായ് ഫ്രണ്ട്‌സ് ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നുത് ഒരു കിടിലൻ സ്പൈസി ബീഫ് ഡ്രൈ റോസ്റ്റ്. ഇത് എങ്ങനെ നമുക്ക് എളുപ്പം ഉണ്ടാക്കി എടുകാം എന്ന് നോക്കാം. ആവ… നമ്മൾ പലതരം കേക്ക് ഉണ്ടാക്കിയിട്ടുണ്ട് കഴിച്ചിട്ടുണ്ട് പലതരം കേക്കുകളും നമ്മുടെ വിപണിയിലും ലഭ്യമാണ് വാനില, ബ്ലാക്ക്ഫോറസ്റ്റ്, ചിഫ്‌ഫോൺ കേക്ക്‌ തു… ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. അതായത് ഒരു ഫുൾ ചിക്കൻ റോസ്റ്റ് വിത്ത് ഗ്രേവി. എന്നാൽ പിന്നെ പെട്ടെന്ന് തന്നെ … നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്നും ഉടനെ ആളുകളെ ആവശ്യമുള്ള ചില ജോലികൾ നിങ്ങൾക്കായി civilengineers നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്നും ഉടനെ ആളുകളെ ആവശ്യമുള്ള ചില ജോലികൾ നിങ്ങൾക്കായി.. നിരവധി ജോലി ഒഴിവുകൾ ഉണ്ടെങ്കിലും അതിൽ നിന്നും തിരഞ്ഞെടുത്ത ചില ജോലികൾ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത് അതായത് വളരെ പെട്ടെന്ന് തന്നെ ജോലിക്ക് ആളുകളെ ആവശ്യമുള്ള ആളുകളുടെ വിശദാംശങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾ ഒരു പുതിയ ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇവിടെ പറയുന്ന നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള ജോലികൾക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ് ആരും ഇത് ഒരു തെറ്റായ ഒരു വാർത്തയാണ് എന്ന് വിചാരിക്കരുത് നിലവിൽ കേരളത്തിൽ പല ജില്ലകളിലായി നിലനിൽക്കുന്ന ജോലി ഒഴിവുകൾ ആണ് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊടുക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടാണ് തീർച്ചയായിട്ടും നിങ്ങൾക്ക് ഇത്തരത്തിലുള്ള വാർത്തകൾ ഞങ്ങൾ പങ്കുവയ്ക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഒരു അറിവുകൾ വളരെയധികം ഉപകാരപ്രദമാകുന്ന ഉണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നോക്കാം. ജൂൺ ഒന്നാം തീയതി മുതൽ എങ്ങനെ .എങ്ങനെ എല്ലാവരും പുതിയ പ്രഖ്യാപനം അറിഞ്ഞിരിക്കുക. എന്തായാലും ചേച്ചി മരിച്ചു പോകുമ്പോ നമ്മളാരും ഒന്നും കൊണ്ടു പോകുന്നില്ലല്ലോ കേരളത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും പ്രതികരിച്ചു കാണുമല്ലോ പുതിയതായി കോവിഡ് ധനസഹായം ആർക്കൊക്കെ.എപ്പോൾ മുതൽ ലഭിക്കും അറിയുക. ഈ കാണുന്ന മരം വീട്ടിലുള്ളവർ കമൻറ് ചെയ്യൂ ചില വൃക്ഷങ്ങൾ വീടിൻറെ ചുറ്റുമതിൽ ഉള്ളിൽ വളർത്തുവാൻ പാടില്ല വളർത്തിയാൽ നമുക്ക് എന്നും കഷ്ടപ്പാടും ദുരിതവും ബുദ്ധിമുട്ട നിങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പ്രധാനമായും പറയാൻ പോകുന്നത് കൈവശം എന്ന വിഷയത്തെക്കുറിച്ചാണ് നിങ്ങൾക്ക് ആരെങ്കിലും ക ഇതിൽ ഏത് അക്ഷരം ആണ് നിങ്ങളുടെ പേരിൽ ഉള്ളത് നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത് പേര് ഐശ വീണ്ടും അടച്ചിടൽ ഉണ്ടായേക്കും അതുകൊണ്ട് എല്ലാവരും മുൻകരുതൽ എടുക്കുക.. പുതിയ ലോക്ക് ഡൗൺ ഇളവുകൾ എല്ലാവരും അറിയുക. പുതിയ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ഒരിക്കലെങ്കിലും ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയിട്ടുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ നിങ്ങൾ അറിയുക.. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂ ആരോഗ്യം എന്നു പറയുന്നത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പൊതുവായ അറിവാണ് ഞാൻ ഇന് തീർച്ചയായും രണ്ടുലക്ഷം രൂപയുടെ ഈ ആനുകൂല്യങ്ങൾ നിങ്ങളെ തേടിയെത്തും ആരും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുന്നത് കാരണം കേ അവിയലിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം കഥകളുണ്ട്. അതിലേറ്റവും പ്രചാരമുള്ളകഥയിൽ നായകൻ നമ്മുടെ ഭീമസേനനാണ്. ഭീമനാണ് അവിയൽ ആദ്യമായി ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. 12 കൊല്ലം വനവാസവും ഒരു കൊല്ലം ആരാലും അറിയപ്പെടാതെ പ്രച്ഛന്ന വേഷത്തിൽ അജ്ഞാത വാസവുമാണല്ലോ പാണ്ഡവർക്ക് വിധിച്ച ശിക്ഷ. വനവാസം പൂർത്തിയാക്കിയ പാണ്ഡവർ അജ്ഞാത വാസത്തിനായി വിരാട രാജ്യത്തേക്ക് ചെന്നു. പലരും പല വേഷത്തിൽ പല ജോലികൾ ചെയ്ത് അജ്ഞാത വാസം ആരംഭിച്ചു. ഭീമന്റെ ആകാര വലുപ്പം കണ്ട വിരാട രാജാവ് ഭീമനെ അടുക്കളയിൽ ജോലിക്കായി നിയമിച്ചു. പാകം ചെയ്യാൻ അറിയാത്ത ഒരു പാവത്താനായ പാചകക്കാരനായി ഭീമസേനൻ അവിടെ കഴിഞ്ഞു. ഒരു ദിവസം ഭീമസേനന്റെ ചുമലിൽ അടുക്കളയുടെ നിയന്ത്രണം വന്നു ചേർന്നു, വിരാട രാജാവിന് ഭക്ഷണം ഉണ്ടാക്കി നൽകുക എന്ന ചുമതല അടി തടകളിൽ കേമനായ ഭീമനെ ശരിക്കും വലച്ചു കളഞ്ഞു. രാജാവിന് ഭക്ഷണം ഉണ്ടാക്കി കൊടുത്തില്ലേൽ പാചകം അറിയാത്ത പാചകക്കാരനെന്ന നിലയിൽ ആളുകൾ തന്നെ സംശയിക്കുമെന്നും തന്റെ കള്ളി വെളിച്ചത്താവുമെന്നും കണക്കുകൂട്ടിയ ഭീമസേനൻ തന്റെ ഗദ പിടിച്ചു തഴമ്പിച്ച കൈകളെ ചട്ടുകത്തിലേക്ക് നയിച്ചു. പലതും ഉണ്ടാക്കി നോക്കിയെങ്കിലും ഒന്നും ശരിയാവാതെ വന്നപ്പോൾ, ഒടുക്കം പുള്ളിക്കാരൻ വരുന്നത് വരട്ടെ എന്നുകരുതി ഭീമൻ കണ്ണിൽ കണ്ട കുറെ പച്ചക്കറികൾ കൂട്ടിയരിഞ്ഞ് വേവിച്ചു തേങ്ങയും ചേർത്ത് ഒരു കറിയുണ്ടാക്കി വിളമ്പി രാജാവിനാണേൽ അത് ക്ഷ പിടിക്കുകയും ചെയ്തു. അങ്ങിനെയാണ് അവിയൽ ഉണ്ടായതെന്നാണ് ഒരു കഥ. "ഞാനന്നേ പറഞ്ഞില്ലേ, നീയൊരു വലിയ പാട്ടുകാരിയായിത്തീരുമെന്ന് അനുപ്രിയ മുന്നിലുള്ള ആൾക്കൂട്ടത്തിൽ നുണക്കുഴി വിടർത്തിയ ഒരു ചിരി തിരഞ്ഞു.താൻ മികച്ച ഗായികയാകുന്നതിന് സാക്ഷിയായി അവൾ കാണുമെന്ന് വാക്കു തന്നിരുന്നതല്ലേ. ലോകത്തിൻ്റെ ഏതെങ്കിലും കോണിലിരുന്ന് മെറിനിത് കാണുന്നുണ്ടെന്ന് സമാധാനിച്ച് അനുപ്രിയ ആഘോഷത്തിലലിഞ്ഞു, നാണം കുണുങ്ങിയും തൊട്ടാവാടി പ്രകൃതക്കാരിയുമായ മകൾ ലോകം കണ്ടു വളരട്ടെ എന്നു കരുതിയാണ് അനുപ്രിയയുടെ അച്ഛൻ അവളെ പ്ലസ് വണ്ണിന് ടൗണിലെ സ്കൂളിൽ ചേർത്തത്. പക്ഷേ അതവളുടെ ഉൾവലിവ് കൂട്ടിയതേ ഉള്ളൂ. എല്ലാവരും മിടുക്കർ ,പണക്കാർ, പരിഷ്കാരികൾ അവളൊരു തോടിനുള്ളിൽ ഒളിക്കാൻ ശ്രമിച്ചു എപ്പോഴും. യഥാർത്ഥത്തിൽ അനു ഭേദപ്പെട്ട ഒരു വാര്യർ കുടുംബത്തിലെ കുട്ടിയാണ്.അച്ഛൻ നല്ലൊരു കർഷകൻ. അമ്മ അങ്കണവാടി ടീച്ചർ. നന്നായി പാടുന്ന അനു ഇപ്പോഴും സംഗീതം അഭ്യസിക്കുന്നുണ്ട്. പക്ഷേ സ്റ്റേജിൽ ആളുകളുടെ മുന്നിൽ നിന്ന് പാടാൻ അവളുടെ പേടി സമ്മതിച്ചില്ല. സ്റ്റേജ് കാണുമ്പോൾ നാക്കിലെ വെള്ളം വറ്റും. സ്കൂളിലെ ഒരു ദിവസം. മലയാളത്തിൻ്റെ ക്ലാസ് നടക്കുന്നു. പല ക്ലാസുകളിലും പഠിക്കുന്ന കുട്ടികൾക്ക് ഒരുമിച്ചാണ് ക്ലാസ്.കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീത പഠിപ്പിക്കുന്നു. നിനച്ചിരിക്കാതെ ടീച്ചറിൻ്റെ വിരൽ തന്നെ ചൂണ്ടുന്നു കുട്ടി കവിത ചൊല്ലൂ വിറച്ചുകൊണ്ടാണ് തുടങ്ങിയതെങ്കിലും നിർത്തിയപ്പോൾ ക്ലാസാകെ കൈയടിച്ചു. ഒരു കൈയടി കുറച്ചു നേരം കൂടി നീണ്ടു പോയി. നുണ ക്കുഴി വിരിയുന്ന ചിരിയോടെ ഒരു ചുരുണ്ട മുടിക്കാരി സുന്ദരി. ക്ലാസ് കഴിഞ്ഞപ്പോൾ കണ്ണിൽ ഉല്ലാസപൂത്തിരി കത്തിച്ച് അവൾ അടുത്തുവന്നു ഞാൻ മെറിൻ. അസ്സലായിരുന്നു പാട്ട് ഇനിയും പാടണം ശരിക്കും ഒരു കിലുക്കാംപെട്ടി. എത്ര സന്തോഷമാ മുഖത്ത്. വലിയ വീട്ടിലെ കുട്ടി തന്നെ അനുവിൻ്റെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് വീണ്ടുമുണർന്നു. പിന്നീടുള്ള കമ്പയിൻഡ് ക്ലാസുകളിൽ മെറിൻ്റെ വരവിനായി അനു കാത്തിരുന്നു. ക്ലാസ് കഴിഞ്ഞുള്ള ഇടവേളയിൽ അനു കവിത ചൊല്ലുന്നത് പതിവായി.സ്കൂൾ കലോത്സവത്തിന് മെറിൻ അനുവിനെ നിർബന്ധിച്ച് പങ്കെടുപ്പിച്ചു. ഒന്നാം സമ്മാനം ലഭിച്ചതോടെ അനു സ്കൂളിലെ സ്റ്റാർ ആയി.അവരുടെ കൂട്ട് ദിവസം തോറും ദൃഢമായിക്കൊണ്ടിരുന്നു. അനുവിൻ്റെ ആധികളൊക്കെ കുറഞ്ഞു വന്നു. എങ്കിലും മെറിൻ വീട്ടിലേയ്ക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾക്ക് ഒരു കൊച്ചുവീടാ നിങ്ങളുടെ പോലെ സൗകര്യങ്ങളൊന്നുമില്ല' എന്ന് അനുവിലെ കോംപ്ലക്സ് വീണ്ടുമുണർന്നു. തിരികെ അനു ഫ്ലാറ്റിലെത്തിയപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു ഡാ ഞാനാ മെറിൻ വളരെ കഷ്ടപ്പെട്ടാ ഞാൻ നിൻ്റെ നമ്പർ സംഘടിപ്പിച്ചത്. ഞാൻ വാക്കുപാലിച്ചു. നീ വിജയിയാകുന്നത് ഞാൻ ലൈവായി കണ്ടു പിന്നെ വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന തിരക്കിലായിരുന്നു രണ്ട് പേരും. മെറിൻ ഡെൽഹിയിലുണ്ടിപ്പോൾ. അടുത്ത മാസം ലണ്ടനിലേയ്ക്ക് പോകും. അതിനു മുമ്പു് നാട്ടിൽ വച്ച് കാണാമെന്നവൾ വാക്ക് നൽകി. ഫോൺ വയ്ക്കുമ്പോൾ അനു ഓർത്തു തനിക്ക് സന്തോഷിക്കാൻ എത്ര കാരണങ്ങളുണ്ടിപ്പോൾ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല വെള്ളാരംകല്ല് (കവിത: രമണി അമ്മാൾ ) കാറ്റിൻ ഭാഷ കവിത: പുഷ്പമ്മ ചാണ്ടി ) മണ്ണിര കഥ കുമാരി. എൻ കൊട്ടാരം.) കളിയോഗം (കവിത: കെ.പി ബിജു ഗോപാൽ) അരുളുക ദേവാ വിജ്ഞാനം (പി.സി. മാത്യു) ആത്മാവില്‍ ദരിദ്രര്‍ കഥ: ജോസഫ്‌ എബ്രഹാം) വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ) പുസ്തക പരിചയം പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍) എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു) ഞാൻ കറുത്തവൻ (കവിത രശ്മി രാജ്) മനുഷ്യ പുത്രന് തല ചായ്ക്കാൻ കവിത: ജയൻ വർഗീസ്) ചുമരിലെ ചിത്രം: കവിത, മിനി സുരേഷ് മോരും മുതിരയും കുമാരി എൻ കൊട്ടാരം ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍) ഒഴിവുകാല സ്വപ്നങ്ങൾ (കവിത ബിജു ഗോപാൽ) ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം സുധീര്‍ പണിക്കവീട്ടില്‍) ഫോർഡ് ഷോറൂമുകൾ പൂണർ ൽ കണ്ടെത്തുക. കാർഡീക്കോ നിങ്ങളുടെ വിലാസവും പൂർണ്ണമായ സമ്പർക്ക വിവരങ്ങളും കൊണ്ട് ഫോർഡ് ഷോറൂമുകളും ഡീലർമാരും പൂണർ നിങ്ങളെ ബന്ധിപ്പിക്കുന്നു. ഫോർഡ് കാറുകൾ വില, ഓഫറുകൾ, ഇഎംഐ ഓപ്ഷനുകൾ, ടെസ്റ്റ് ഡ്രൈവ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നഗരത്തിലെ താഴെയുള്ള വ്യാപാരികളെ ബന്ധപ്പെടുക. ഫോർഡ് സർവീസ് സെന്ററുകളിൽ പൂണർ ഇവിടെ ക്ലിക്ക് ചെയ്യുക ശരിക്കും പറഞ്ഞാൽ എക്സിബിഷനിസം. അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ വയ്യ. ഇനി ഊക്കൻ കുണ്ടിയുള്ളോരും അല്ലേൽ നല്ല ഊക്കൻ മുലയുള്ളോരും ഒന്ന് പരീക്ഷിച്ച് നോക്ക്. ആണുങ്ങൾ വായും പൊളിച്ച് നിന്ന് കുണ്ണയിൽ പിടിച്ച് തടവുന്നത് കാണാം. അതൊരു രസമല്ലേ?! സ്‌കൂളിൽ ആണേൽ സാറമ്മാര് വരെ എന്റെ കുണ്ടിയിൽ നിന്നും കണ്ണെടുക്കില്ല. അത് കൊണ്ട് സ്‌കൂളിലെ പെൺകുട്ടികൾക്ക് മാത്രമല്ല മിസ്സുമാർക്കും എന്നോട് അസൂയ. ഞാൻ കഥാകൃത്ത്. ഇനി റാണിയുടെ കുടുംബത്തെ ഒന്ന് പരിചയപ്പെടുത്താം. അപ്പൻ മാത്തുക്കുട്ടി, 51. കൃഷി തന്നെ. പക്ഷെ പറച്ചിലേയുള്ളൂ. സ്ഥലമൊക്കെ പാട്ടത്തിന് കൊടുത്ത് കിട്ടുന്നതും വാങ്ങി കുടിയും ഒക്കെ ആയിട്ട് നടപ്പു. ലീനയെ ബാങ്ക് മുതലാളി ഊക്കുന്നുണ്ടെന്ന് ജന സംസാരം. അത് കടിയുള്ളോരും ചോദിച്ചിട്ട് കൊടുക്കാത്തവരും പറയുന്നത് ആണെന്ന് ലീന കൂട്ടുകാരികളോട് പറഞ്ഞത്. പക്ഷെ സത്യം അതല്ല, മുതലാളി പാപ്പച്ചൻ ലീനയെ പണിയുന്നുണ്ട്. അത്യാവശ്യം കാശും കൊടുക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് കുടുംബം നടന്ന് പോകുന്നത്. അതുമല്ല നല്ല കടിയുള്ള ലീനക്ക് കെട്ടിയോൻ മാത്തുക്കുട്ടിയെ കൊണ്ട് ഇപ്പോഴായി ഒരു ഗുണവുമില്ല. അങ്ങനെയൊക്കെ പോകുമ്പോൾ ആണ് റാണിമോൾടെ കാര്യങ്ങൾ മാറി മറഞ്ഞത്. അപ്പൻ മാത്തുക്കുട്ടി വീടിന് തൊട്ടുള്ള കുറെ സ്ഥലം കൂടെ കപ്പക്ക് പാട്ടം കൊടുത്തു. പാട്ടം എടുത്ത ആൾ കുറച്ച് അകലെയുള്ള ഒരു തോമ്മാച്ചൻ. അയാൾ പണിക്ക് രണ്ടു പേരെ കൊണ്ട് വന്നു. ഒരു ലീലാമ്മയും അമ്മിണിയും. 35-40 വയസ് പ്രായം. വീട്ടിൽ നിന്നും അൽപ്പം മാറിയുള്ള ഒരു ചെറിയ ഷെഡിൽ ആയിരുന്നു അവരുടെ താമസം. കപ്പയൊക്കെ പൊങ്ങി വന്ന് അധികം പണി ഇല്ലാതെ വന്നപ്പോൾ ലീലാമ്മ പോയി. അമ്മിണി അല്ലറ ചില്ലറ പണികൾക്കായി അവിടെ നിന്നു. ഇതിനിടെ പറമ്പിൽ തെങ്ങു കേറാൻ വന്നിരുന്ന പാക്കരൻ എന്ന ഭാസ്കരൻ അമ്മിണിയെ പണ്ണാൻ തുടങ്ങി. പ്രായം ഒരു 45 ഉണ്ടേലും പാക്കരൻ നല്ല ആരോഗ്യവാൻ ആയിരുന്നു. ദിവസവും എണ്ണം പറഞ്ഞ തെങ്ങുകൾ കയറി നല്ല വരുമാനവും ഉണ്ട്. പാക്കരൻ തന്റെ ആനക്കുണ്ണ കൊണ്ട് അമ്മിണിയെ രണ്ടു മൂന്ന് പ്രാവശ്യം പൂശിയപ്പോൾ അമ്മിണി പാക്കരന്റെ കുണ്ണക്ക് അടിമയായി. അമ്മിണി പിന്നെ പണ്ണാൻ വിളിച്ചപ്പോൾ പാക്കരൻ കണ്ടീഷൻ വെച്ചു. റാണിമോളെ ഒപ്പിച്ച് കൊടുക്കണം. റാണി അമ്മിണിയുടെ നല്ല കമ്പനി ആയിരുന്നു. അപ്പൻ അപ്പന്റെ വഴിക്ക് പോകും. മമ്മി ശനിയാഴ്ചയും ജോലിക്ക് പോകും. സൺഡേ ചിലപ്പോൾ പള്ളിയും പട്ടക്കാരനും എല്ലാം കഴിഞ്ഞ് കണ്ടാലായി. അങ്ങനെ റാണി അമ്മിണിയുമായി അടുപ്പത്തിലായിരുന്നു. അമ്മിണി അല്ലറ ചില്ലറ കാശൊക്കെ റാണിയെ പൊക്കി പറഞ്ഞ് മേടിച്ചിരുന്നു. ഇനിയിപ്പം പാക്കരൻ അണ്ണൻ പണ്ണിത്തരണേൽ റാണിയെ ഒപ്പിച്ചു കൊടുക്കണം. പാക്കരൻ അണ്ണന്റെ കുണ്ണയോർക്കുമ്പോൾ എന്തും ചെയ്തു പോകും. അമ്മിണി അങ്ങനെ റാണിയെ വളക്കാനുള്ള പ്ലാനുകൾ ഇട്ടു. മധുരക്കള്ളു കുടിക്കാൻ ആയിട്ട് ഒരു ദിവസം അമ്മിണി റാണി മോളെ വിളിച്ചു. ലീന വീട്ടിൽ ഇല്ലാതെയിരുന്നത് കൊണ്ട് റാണി അമ്മിണിയുടെ ഷെഡിൽ ചെന്നു. ചെന്നപ്പോൾ പാക്കരൻ ഉണ്ടായിരുന്നു. പാക്കരനെ കണ്ടപ്പോൾ റാണിയുടെ മുഖം കോടി. ഈ വായി നോക്കി ഉണ്ടായിരുന്നോ? "അല്ല ചേച്ചി, ഞാൻ പിന്നെ വരാം റാണി പറഞ്ഞപ്പോൾ പാക്കരൻ ഇറങ്ങിപ്പോയി മോൾ വാ. പാക്കരൻ കള്ള് തരാൻ വന്നതാ". "അൽപ്പം കഴിഞ്ഞാൽ കള്ള് പുളിച്ചു പോകും. പിന്നെ കുടിച്ചാൽ പൂസ്സാകും അമ്മിണി പറഞ്ഞപ്പോൾ റാണി അവിടെ നിന്നു. അമ്മിണിയെടുത്ത് കൊടുത്ത മധുരക്കള്ളു കുടിച്ചപ്പോൾ റാണിക്ക് നല്ല രുചി തോന്നി. നല്ല രുചിയാണല്ലോ എന്ന് പറഞ്ഞപ്പോൾ അമ്മിണി ചോദിച്ചു. "അപ്പോൾ ഇതുവരെ കുഞ്ഞ് ഇത് കുടിച്ചിട്ടില്ലേ ഇല്ല ചേച്ചി. അപ്പൻ വാങ്ങാറില്ലായിരുന്നു. അതും കൂടെ കൂട്ടി കാശ് മേടിക്കും റാണി പറഞ്ഞു. "ഇതിപ്പം ഞാൻ പറഞ്ഞിട്ട് പാക്കരൻ എടുത്തതാ. അവന്റെ കയീന്ന് ഇതിന്റെ കാശും പോകും അമ്മിണി പറഞ്ഞു. "ഞാൻ ആ പൈസ തരാം റാണി പറഞ്ഞു അയ്യോ കുഞ്ഞേ അതല്ല. ഞാൻ പറഞ്ഞെന്നേയുള്ളൂ. പാക്കരൻ പാവം ആന്നേ അമ്മിണി പറഞ്ഞു. "വീട്ടിൽ പറയണ്ട കേട്ടോ. ഇല്ലേൽ പിന്നെ ഇനി കുടി നടക്കില്ല അമ്മിണി പറഞ്ഞപ്പോൾ റാണി സമ്മതിച്ചു. ഒന്ന് രണ്ടു തവണ കൂടെ ഈ കള്ള് കുടി ആയപ്പോൾ റാണിക്ക് പാക്കരനെ ഇടയ്ക്കു കണ്ടാലും കുഴപ്പമില്ലന്നായി. ഒരു ദിവസം കൂടിയപ്പോൾ അമ്മിണി മനപ്പൂർവം കോളേജിലെ കാര്യങ്ങളും ആമ്പിള്ളേരുടെ കാര്യങ്ങളും പിന്നെ റാണിമോളുടെ സൗന്ദര്യവും ഒക്കെ എടുത്തിട്ട് തുടങ്ങി. ആമ്പിള്ളേർക്ക് റാണിമോളെ കിട്ടിയാൽ പിന്നെ ഈ മധുരക്കള്ളൊന്നും അവർ കുടിക്കില്ലെന്ന് അമ്മിണി പറഞ്ഞപ്പോൾ അതെന്താണെന്ന് റാണി ചോദിച്ചു. "അത് പിന്നെ നല്ല തേൻ കിട്ടിയാൽ പിന്നെ ആർക്കാ ഈ കള്ളിന്റെ മധുരം ഇഷ്ട്ടം. അതും നല്ല മണമുള്ള ഇളം പൂവിലെ നറും തേൻ "എന്ന് അമ്മിണി പറഞ്ഞപ്പോൾ റാണി മോൾ നാണിച്ച് ചുവന്ന് പോയി. "അയ്യേ ഈ ചേച്ചിയെന്താ പറയുന്നേ" എന്ന് ചോദിച്ച് റാണിമോൾ നാണിച്ചെങ്കിലും അത് കേട്ട് അവളുടെ തേൻ പൂറ്റിൽ ഒരു കിരുകിരുപ്പ് ഉണ്ടായി. ആണുങ്ങളുടെ സ്വഭാവം അറിയാവുന്നതു കൊണ്ട് ഈ കാണിച്ചുള്ള കൊതിപ്പിക്കൽ അല്ലാതെ കൂടുതൽ മുമ്പോട്ട് പോകാൻ റാണി മോൾ ഇതുവരെ തയ്യാറായിട്ടില്ലായിരുന്നു. പക്ഷെ ചട്ടിയടി തരക്കേടില്ല എന്ന് അവളുടെ ഒരു കൂട്ടുകാരി അവളോട് ഈയിടെ പറഞ്ഞിരുന്നു. സുഖിക്കുകയും ചെയ്യാം പേടിക്കുകയും വേണ്ട. അപ്പോഴാണ് അമ്മിണി ഇതൊക്കെ പറയുന്നത്. "കുഞ്ഞെന്താ ഓർക്കുന്നെ അമ്മിണി ചോദിച്ചപ്പോൾ റാണി പറഞ്ഞു ഹേ, ഞാൻ ചുമ്മാ ഒരു കാര്യം ഓർത്തതാ റാണി പറഞ്ഞു. "തേൻ കുടിക്കുന്ന കാര്യമാണോ അമ്മിണി ചോദിച്ചു അയ്യേ,ഒന്ന് പോയെ റാണി പറഞ്ഞു. "നമ്മൾക്ക് ഈ കള്ള് കുടിക്കാനേ യോഗമുള്ളൂ അമ്മിണി പറഞ്ഞു അയ്യേ,ഈ ചേച്ചി എന്താ പറയുന്നേ റാണി മോൾ ചോദിച്ചു. പെണ്ണിന് ഒരു ഇളക്കം തോന്നി എന്ന് മനസിലായ അമ്മിണി പറഞ്ഞു നമുക്ക് ഒക്കെ ആര് തരാനാ? ഇനി കിട്ടിയാൽ പിന്നെ തരുന്ന ആൾ വീണ്ടും തരും." "അതെന്നാ ചേച്ചി..വീണ്ടും എന്ന് ഉദ്ദേശിച്ചേ റാണി ചോദിച്ചപ്പോൾ അമ്മിണിക്ക് മനസിലായി പെണ്ണിന് ഒന്ന് നോക്കിയാൽ കൊള്ളാമെന്നുണ്ടെന്ന്. "അത് പിന്നെ കുഞ്ഞേ, ഈ തേൻ കുടിച്ചാൽ തരുന്ന ആൾക്കാ ഏറ്റവും സുഖം. എന്നെ പോലെ നല്ല പോലെ കുടിക്കുന്ന ആൾ ആണേൽ കുഞ്ഞ് സുഖിച്ച് മരിക്കും അമ്മിണി പറഞ്ഞു. "ഞാനോ റാണി ചോദിച്ചു അയ്യോ മോളെ, ഞാൻ പറഞ്ഞ് വന്നപ്പോൾ അങ്ങനെ ആയതാ അമ്മിണി പറഞ്ഞു. "ഇനി മോൾ ആയാലും കുഴപ്പമില്ല കേട്ടോ. ഈ പൂവിലെ തേൻ കുടിച്ചിട്ട് പിന്നെ മരിച്ചാലും വേണ്ടില്ല റാണിയുടെ പൂറ്റിലേക്ക് നോക്കി കൊണ്ട് അമ്മിണി പറഞ്ഞപ്പോൾ റാണി നാണിച്ച് പോയി. "കുഞ്ഞ് ഇത് കുടിക്ക് മധുരക്കള്ളു നീട്ടിക്കൊണ്ടു അമ്മിണി പറഞ്ഞപ്പോൾ റാണി കള്ള് വാങ്ങി കുടിച്ചു. റാണി ആലോചനയിൽ ഇരുന്ന് കുടിക്കുന്നത് കണ്ടപ്പോൾ അമ്മിണി റാണിയുടെ അടുത്തോട്ടു ഇരുന്ന് ചോദിച്ചു. "എന്താ മോളെ? ചേച്ചിക്ക് ഇച്ചിരി തേൻ തരുമോ ചോദിച്ചതിനൊപ്പം മുട്ടിന് മുകളിൽ കാണുന്ന റാണിയുടെ കൊഴുത്ത തുടയിലും കൂടെ തലോടിയാണ് അമ്മിണി ചോദിച്ചത്. റാണി ഒന്ന് ഞെട്ടി. പക്ഷെ അമ്മിണിയുടെ കൈ തടഞ്ഞില്ല. അത് അമ്മിണിക്ക് കൂടുതൽ ധൈര്യം നൽകി. അമ്മിണി കട്ടിലിൽ ഇരിക്കുവായിരുന്ന റാണിയുടെ മുമ്പിലോട്ട് ഇറങ്ങി നിലത്തിരുന്നു. അമ്മിണിയുടെ കൈകൾ പതിയെ റാണിയുടെ കാലിൽ തലോടിക്കൊണ്ടിരുന്നു. റാണിയുടെ ശരീരം കോരിത്തരിച്ചു ഉം..സ് റാണി ഒന്ന് പിടഞ്ഞു. "എന്നാ നിറമാ കുഞ്ഞിന്റെ തുടക്കും. നല്ല മിനുസവും. സ്‌കൂളിൽ ആർക്കും കാണില്ല അമ്മിണിയുടെ പറച്ചിൽ കേട്ട് റാണി ചിരിച്ചു. അമ്മിണിയുടെ കൈകൾ റാണിയുടെ സ്‌കേർട്ടിലേക്ക് പതിയ ഇഴഞ്ഞ് കയറി. റാണിയുടെ ദേഹത്തെ ചെറു രോമങ്ങൾ എഴുന്നേറ്റു നിന്നു. തുടയുടെ സൈഡിൽ കൂടെ തടവിക്കൊണ്ടിരുന്ന അമ്മിണിയുടെ കൈകൾക്കൊപ്പം റാണിയുടെ സ്കേർട്ടും മുകളിലോട്ട് കേറിപ്പോയി. കൂടുതൽ കൂടുതൽ വെളിവായിക്കൊണ്ടിരുന്ന കൊഴുത്ത വെണ്ണത്തുടകൾ കണ്ടു അമ്മിണിക്ക് വായിൽ വെള്ളം വന്നു. അപ്പോഴേക്കും റാണി കള്ള് കുടിച്ച് കഴിഞ്ഞിരുന്നു. ഗ്ലാസ് അവിടെ ഒരു ടേബിളിൽ വെച്ചിട്ട് റാണി അമ്മിണിയെ നോക്കി ചിരിച്ചു. "മോൾ കുടിച്ചു. ഇനി അമ്മിണിക്ക് കുടിക്കണം റാണി ഒന്നും മിണ്ടിയില്ല കുടിച്ചോട്ടെ റാണിയുടെ കവക്കിടയിലേക്ക് കൈ കേറ്റിക്കൊണ്ടു അമ്മിണി ചോദിച്ചപ്പോൾ റാണി മൂളി ഉം കൂടെ ഒരു ഞരക്കവും ഉം.സ്". "മോൾ ഇവിടെ കിടന്നോ അമ്മിണി എഴുന്നേറ്റിട്ട് റാണിയോട് പറഞ്ഞപ്പോൾ റാണി പുറകോട്ട് കിടന്നു. മുട്ടുകുത്തി നിന്നിട്ട് അമ്മിണി റാണിയിലൂടെ സ്കർട്ട് തുടയിലൂടെ മുകളിലോട്ട് ഉയർത്തി. റാണി തടയാൻ നോക്കിയെങ്കിലും അതിന് ബലമില്ലായിരുന്നു. റാണിയുടെ ഇളം പിങ്ക് പാന്റിയുടെ മുകളിൽ വരെ അമ്മിണി സ്കർട്ട് പൊക്കി വെച്ചു. അമ്മിണി തല താഴ്ത്തി ആ മുഴുത്ത ചക്കയിൽ ഉമ്മ വെച്ചു ആ..അ.ആ" റാണി കിടന്ന് പിടഞ്ഞു. അവൾ അമ്മിണിയെ നോക്കി മോൾ കണ്ണടച്ച് കിടന്നോ. ചേച്ചി ചെയ്യാം അമ്മിണി പറഞ്ഞപ്പോൾ റാണി കണ്ണടച്ച് കിടന്നു. "അമ്പടി കള്ളി. ഒലിച്ച് തുടങ്ങി അമ്മിണി പറഞ്ഞപ്പോൾ റാണി കണ്ണ് തുറന്ന് നോക്കിയിട്ട് നാണിച്ച് കണ്ണടച്ച് കിടന്നു. അമ്മിണി റാണിയുടെ തുടകളിൽ കൂടെ നക്കി തുടങ്ങിയപ്പോൾ റാണി കട്ടിലിൽ കിടന്ന് പിടഞ്ഞു. നക്കി അമ്മിണി മുകളിലോട്ട് വന്നു. തുടകളുടെ ഇടയിൽ വന്നപ്പോൾ റാണി തുടകൾ അകത്തി വെച്ച് കൊടുത്തു. അമ്മിണി കൈകൊണ്ടു റാണിയുടെ തുടകൾ കുറച്ച് കൂടി കവച്ച് വെച്ചു കൊണ്ട് അവളുടെ ചക്കയിലേക്ക് നാക്കിട്ട് നക്കി. റാണി അമ്മിണിയുടെ തലയിൽ പിടിച്ചു കൊണ്ട് കൂകി ആ..സ്..ചേച്ചി അമ്മിണി റാണിയുടെ കാലുകൾ കട്ടിലിൽ എം പോലെ കുത്തി നിർത്തി അവളുടെ പൂറ്റിലോട്ട് നാക്കിട്ട് നക്കി. അടുത്ത് ഒരു സ്റ്റൂളിലിരുന്ന ഫോൺ എടുത്ത് അമ്മിണി പാക്കരന് മെസ്സേജ് അയച്ചു. പാക്കരൻ ഷെഡിന്റെ അൽപ്പം മാറി കപ്പക്കിടയിൽ ഉണ്ടായിരുന്നു. അൽപ്പം കഴിഞ്ഞ് പാക്കരൻ സ്വരമൊന്നും കേൾപ്പിക്കാതെ കേറി വന്നു. അമ്മിണി ആംഗ്യം കാണിച്ചപ്പോൾ പാക്കരൻ അമ്മിണിയുടെ അടുത്ത് നിലത്തിരുന്നു. നല്ല നെയ്യലുവാ പോലെ കിടക്കുന്ന പെണ്ണിന്റെ ചക്ക കണ്ടു പാക്കരൻ അറിയാതെ മുരണ്ടു പോയി ഉം.ഉം". മിണ്ടരുതെന്ന് അമ്മിണി ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു. കുണ്ണയുടെ ബഹളം കണ്ടു പാക്കരൻ ഷെഢി ഊരിക്കളഞ്ഞു. നേരത്തെ അവർ തമ്മിൽ പറഞ്ഞുറപ്പിച്ച പോലെ സ്വരം ഒന്നും കേൾപ്പിക്കാതെ ആക്ക്രാന്തം കാണിക്കാതെ വേണം ചക്ക തിന്നാൻ. പാക്കരൻ മനസ്സിലോർത്തു. അപ്പോൾ അൽപ്പം ബലം പ്രയോഗിക്കേണ്ടി വരും. അങ്ങനെ പല കാര്യങ്ങളും എപ്പോൾ എങ്ങനെ എന്തൊക്കെചെയ്യണം എന്ന് അവർ സംസാരിച്ചിരുന്നു. വായിൽ നിറഞ്ഞ വെള്ളം തൊണ്ടയിലേക്ക് ഇറക്കിയിട്ട് പാക്കരൻ റാണി മോളുടെ, തന്റെ സ്വപ്നത്തിലെ ഇളം ചക്കയിലേക്ക് നാക്കിട്ടു. ഞെട്ടി എഴുന്നേൽക്കാൻ തുടങ്ങിയ അവളെ അമ്മിണി നിലത്ത് നിന്ന് എഴുന്നേറ്റു തടഞ്ഞു. "മോളെ..കിടക്ക്. വേറെ ആരുമല്ല. പാക്കരൻ അണ്ണനാ. ആരും അറിയില്ല നെഞ്ചിൽ പിടിച്ച് താഴോട്ട് അമർത്തിക്കൊണ്ടു അമ്മിണി പറഞ്ഞു. "വേണ്ട..വേണ്ട..മാറിക്കെ..എനിക്ക് പോണം റാണി കിടന്ന് പിടഞ്ഞു കൊണ്ട് പറഞ്ഞു. "ചേച്ചി അവൾ ദയനീയമായി വിളിച്ചു ഒന്നൂല്ല മോളെ. ചേച്ചിയല്ലേ പറയുന്നേ. മോൾ കിടന്നോ. ചേച്ചിയേക്കാൾ നല്ല സുഖം കിട്ടും". അവളെ വീണ്ടും കട്ടിലിലേക്ക് അമർത്തിക്കൊണ്ടു പറഞ്ഞപ്പോൾ റാണി കിടന്നു. വേറെ വഴിയില്ലെന്ന് അവൾക്ക് മനസിലായി. പെണ്ണ് ഒന്നടങ്ങിയെന്ന് തോന്നിയപ്പോൾ പാക്കരൻ നല്ലതു പോലെ ആ ഇളം ചക്ക തിന്ന് തുടങ്ങി. എന്ത് വന്നാലും വീണു കിട്ടിയ ഈ ഇളം ചക്ക ഊക്കി പൊളിക്കാതെ വിടില്ലാന്ന് പാക്കരൻ തീരുമാനിച്ചിരുന്നു. തന്റെ പരുക്കൻ നാവു കൊണ്ട് റാണിമോളുടെ കൂതിയിൽ ഉഴിഞ്ഞപ്പോൾ റാണി കൂകി ആസ്..ഉം..ഉം..ആ..സ്..ഉം.ഉം". "ആ..സ്.ഉം..ഉംആ..സ്..ഉം.ഉം അവൾ അരക്കെട്ട് മുകളിലോട്ട് പൊക്കി പിടഞ്ഞപ്പോൾ അമ്മിണി ചിരിച്ചു. ഓ, പെണ്ണ് വീണു. കുലച്ച് നിൽക്കുന്ന കുണ്ണയുമായി നിൽക്കുന്ന പാക്കരനെ കണ്ടു അവൾ എഴുന്നേൽക്കാൻ തുടങ്ങി. "ചേച്ചിയല്ലേ പറയുന്നേ. ഇനി അണ്ണനെ ദേഷ്യം പിടിപ്പിക്കല്ലേ അമ്മിണി പറയുന്നത് കേട്ട് റാണി കിടന്നു. "പൊളിച്ച് വെച്ച് താടി പാക്കരൻ അമ്മിണിയോട് പറഞ്ഞു മോൾ ഇങ്ങോട്ട് ഇറങ്ങിക്കിടന്നോ". റാണിയുടെ കാലിൽ പിടിച്ച് വലിച്ചു കൊണ്ട് അമ്മിണി പറഞ്ഞപ്പോൾ റാണി താഴോട്ട് നിരങ്ങി കിടന്നു. തുടുത്ത തുടകൾക്കിടയിൽ വിരിഞ്ഞ് നിന്ന ഇളം ചക്ക കണ്ടു പാക്കരൻ അമറി ഉം.ഉം.ആ.അഹ് തന്റെ സ്വപ്ന ചക്ക. അവന്റെ കുണ്ണയും അരയിൽ കിടന്നാടി. "ചേച്ചി..ആ..വേണ്ട..എടുക്ക്..പുറത്തെടുക്ക് റാണി പാക്കരനെ തള്ളി മാറ്റാൻ നോക്കി. ഉം..ഉം..ആ..ആ. റാണിയുടെ കണ്ണിൽ കൂടെ കണ്ണ് നീര് ഒഴുകി. പാക്കരൻ ആണേൽ റാണിയുടെ പൂറിന്റെ മുറുക്കത്തിൽ അമറി. ഉം.ഉം.ആ..ഉം.ആ. "ഉം..ഉം.ആ.ആ..കെ..ഉം..ഉം റാണിയുടെ പൂറിന്റെ മുറുക്കം കൊണ്ട് പാക്കരൻ ഇടയ്ക്കിടെ മുരണ്ടു കൊണ്ടിരുന്നു. പെണ്ണിന് തേൻ ചീറ്റിച്ച് കൊടുക്കാതെ കുണ്ണപ്പാൽ കളഞ്ഞേക്കരുതെന്ന് അമ്മിണി പറഞ്ഞിട്ടുണ്ടായിരുന്നു. അത് കൊണ്ട് കടിച്ച് പിടിച്ചാണ് പാക്കരൻ അടിച്ച് കൊണ്ടിരുന്നത്. ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം ലേഖനം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ വിക്കിപീഡിയ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക താഴെക്കൊടുത്തിരിക്കുന്ന താളുകളിൽ നിന്നും വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/137 എന്ന താളിലേക്ക് കണ്ണികളുണ്ട്: വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങൾ ‎ (← കണ്ണികൾ തിരുത്തുക) യു.എ.ഇയുടെ 700 കോടി ധനസഹായം കേരളത്തിന് ലഭിക്കാത്തത് ഇന്ത്യയുടെ മുഖച്ഛായയെ ബാധിച്ചു: ടി. പി. ശ്രീനിവാസന്‍ Return to "യു.എ.ഇയുടെ 700 കോടി ധനസഹായം കേരളത്തിന് ലഭിക്കാത്തത് ഇന്ത്യയുടെ മുഖച്ഛായയെ ബാധിച്ചു: ടി. പി.…" ആദിവാസികളുടെ ഭൂ പ്രശ്നം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആദിവാസി ഗോത്രമഹാ സഭയുടെ നേതൃത്വത്തിൽ സി. കെ. ജാനു ഉൾപ്പടെയുള്ളവർ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പുസമരം. 162 ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ആദിവാസി സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഭൂ പ്രശ്നം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് ഇരിയ്ക്കുകയോ കിടക്കുകയോ ചെയ്യാതെ നിന്ന് സമരം ചെയ്യുകയായിരുന്നു. കേരളത്തിലെ സമര ചരിത്രത്തിൽ പുതിയൊരധ്യായമായിരുന്നു ഇത്. ഭൂമിക്കുമേലുള്ള ആദിവാസികളുടെ അവകാശസമരങ്ങളുടെ ഒരു തുടർച്ചയായിരുന്നു നിൽപ്പ് സമരവും. കേവലം ഒരു ഭൂ അവകാശ സമരം എന്നതിനപ്പുറം 1996-ൽ പാർലമെന്റ് പാസാക്കിയ ‘പെസ’ (Panchayath Act Extended to Scheduled Area) നിയമപ്രകാരമുള്ള ‘ഗോത്ര സ്വയംഭരണം’ എന്ന ആവശ്യം കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുന്നതടക്കം ആദിവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിക്കാമെന്ന സർക്കാർ ഉറപ്പിലാണ് 162 ദിവസം നീണ്ടുനിന്ന സമരം സമാപിച്ചത്. എന്നാൽ ഈ ഉറപ്പുകൾ പലതും പാലിയ്ക്കപ്പെട്ടിട്ടില്ലെന്നാണ് ആദിവാസി സംഘടനാ നേതാക്കൾ പറയുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. വിവിധ മേഖലകളിലുള്ളവർ വിവിധ രാജ്യങ്ങളിലുള്ളവർ എവിടെയാണോ അവിടെവെച്ചു അവർ നിന്നുകൊണ്ട് നിൽപ്പ് സമരത്തിന് പിന്തുണ അറിയിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളും യുവജന പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നേതാക്കളും കന്യാസ്ത്രീകൾ ഉൾപ്പടെയുള്ള വിവിധ രംഗങ്ങളിലുള്ളവർ സമരത്തിന് പിന്തുണയർപ്പിച്ചു രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയുടെ വമ്പിച്ച പിന്തുണയും നിൽപ്പ് സമരത്തിനുണ്ടായിരുന്നു കേരളത്തിലെ ആദ്യത്തെ ഊരു മൂപ്പത്തി ഗീത അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിലെ സ്ത്രീ ജീവിതങ്ങൾ അരികുവൽകൃത ജനവിഭാഗങ്ങൾക്ക് ആവശ്യം മാതൃകാപരവും സമഗ്രവുമായ ഒരു മാറ്റം പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതു വര്‍ഷാരംഭത്തോടനുബന്ധിച്ച് മുഹമ്മദ് നബി (സ)യുടെ യസ്‌രിബ് (മദീനാ) പാലായനത്തിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മക്കാ മുശ്രിക്കുകളുടെ അക്രമത്തിത്തിൽ നിന്നും രക്ഷ തേടി സ്വന്തം നാടും വീടും സമ്പാദ്യങ്ങളും ബന്ധു മിത്രാദികളെയെല്ലാം ഒഴിവാക്കി മറ്റൊരു നാട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു നബിയും സഹാബത്തും ചെയ്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇസ്‌ലാമിന്റെ പ്രചാരണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇസ്‌ലാമിന് വേണ്ടി എന്തും ത്യജിക്കാൻ മുസ്ലിം തയ്യാറാകണം എന്ന മഹത്തായ സന്ദേശമാണ് ഹിജ്‌റ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി പ്രാർത്ഥന നടത്തി. അബ്ദുൽ കരീം ഫൈസി സ്വാഗതവും നാസർ കോഡൂർ നന്ദിയും പറഞ്ഞു. കാസര്‍കോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ എറണാകുളം ഇടുക്കി കോട്ടയം ആലപ്പുഴ പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ലക്ഷദ്വീപ് | സൗദി യു.എ.ഇ ഒമാന്‍ ഖത്തര്‍ ബഹ്റൈന്‍ കുവൈത്ത് സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍ രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍ ലക്ഷദ്വീപില്‍ മാംസ നിരോധനനിയമം നടപ്പാക്കല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ഓര്‍മപുസ്തകം പുറത്തിറങ്ങുന്നു ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു 'എന്റെ യൂണിറ്റ്, എന്റെ അഭിമാനം SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം ചരിത്രം കുറിച്ചു മുംബൈ ഫൈനലില്‍, സഡന്‍ഡെത്തില്‍ ഗോവയെ കീഴടങ്ങി Keralabhooshanam Daily ചരിത്രം കുറിച്ചു മുംബൈ ഫൈനലില്‍, സഡന്‍ഡെത്തില്‍ ഗോവയെ കീഴടങ്ങി Home/NEWS/LATEST/ചരിത്രം കുറിച്ചു മുംബൈ ഫൈനലില്‍, സഡന്‍ഡെത്തില്‍ ഗോവയെ കീഴടങ്ങി ചരിത്രം കുറിച്ചു മുംബൈ ഫൈനലില്‍, സഡന്‍ഡെത്തില്‍ ഗോവയെ കീഴടങ്ങി നിശ്ചിത സമയവും പെനാല്‍ട്ടി ഷൂട്ടൗട്ടും പിന്നിടുമ്പോഴും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിനു ഒടുവില്‍ സഡന്‍ ഡെത്തില്‍ ഗോവയെ കീഴടക്കിയാണ് മുംബൈയുടെ നീലക്കുപ്പായക്കാര്‍ ഫൈനലിലേക്കു ആദ്യമായി ചീട്ട് വാങ്ങിയത് 65 പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്ത ഗോവയുടെ ക്യാപ്റ്റന്‍ എഡു ബേഡിയുടെ ഷോട്ട് മുംബൈ ഗോളി തടുത്തു. മുംബൈയ്ക്കു വേണ്ടി കിക്കെടുത്ത ഓഗ്ബച്ചെ ഗോളാക്കി 10 ലീഡ് നേടി. ഗോവയുടെ രണ്ടാം കിക്കെടുത്ത ബ്രാണ്ടന്റെ കിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മുംബൈയുടെ രണ്ടാം കിക്കെടുത്ത സാന്റാനയുടെ കിക്ക് ഗോവന്‍ ഗോളി രക്ഷപ്പെടുത്തി. ഗോവ ഇഗോര്‍ അന്‍ഗുലോയുടെ ഗോളില്‍ 11നു ഒപ്പമെത്തി മുംബൈയുടെ ഹ്യൂഗോ ബോമസിന്റെ കിക്ക് ഗോവന്‍ ഗോളി തടുത്തു. ഗോവയ്ക്കു വേണ്ടി ഇവാന്‍ ഗോണ്‍സാല്‍വസ് ഗോളാക്കിയതോടെ 21 നു ഗോവ മുന്നില്‍. മുബൈയെ റെയ്‌നയര്‍ ഫെര്‍ണാണ്ടസ് 22നു ഒപ്പം എത്തിച്ചു. ഗോവയുടെ ജെയിംസ് ഡോണാച്ചിയുടെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നകന്നു.തൊട്ടു പിന്നാലെ മുംബൈയുടെ അഹമ്മദ് ജാഹുവിന്റെ കിക്ക് ഗോവന്‍ ഗോളി രക്ഷപ്പെടുത്തി.ഇതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 22 സമനില. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും പിന്നിടുമ്പോഴും ഒരു തവണ പോലും ഓണ്‍ ടാര്‍ജറ്റില്‍ പന്ത് എത്തിക്കാന്‍ കഴിയാതിരുന്ന മുംബൈ സിറ്റി ഒടുവില്‍ പെനാല്‍ട്ടിഷൗട്ടൗട്ടില്‍ ഗോവയെ മറികടന്നത് ഭാഗ്യത്തിന്റെ കൂടെ പിന്തുണയോടെയാണ്.. കഴിഞ്ഞ മത്സരങ്ങളില്‍ എതിരാളികളുടെ വലനിരയെ ഗോള്‍ വര്‍ഷിച്ച മുംബൈ ഒരു ഓണ്‍ ടാര്‍ജ്റ്റ് ഷോട്ടും കുറിക്കാതെ ദയനീയ നിലയില്‍ 120 മിനിറ്റും തികച്ചപ്പോള്‍ ഗോവയുടെ ആറ് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളാണ് വന്നത്. മുംബൈ ഗോള്‍ കീപ്പര് അമരീന്ദര്‍ സിംഗിന്റെ സേവുകളാണ് മുംബൈയെ രക്ഷിച്ചത്. ഒരിക്കല്‍ പോലും ഗോവന്‍ ഗോളിയെ പരീക്ഷിക്കാന്‍ മുംബൈയ്ക്കു കഴിഞ്ഞില്ല. പക്ഷേ ഒടുവില്‍ ഭാഗ്യം മുംബൈയെ തുണച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മുംബൈ അമരീന്ദറിനു പകരം ഫുര്‍ബ ലാച്ചപ്പായെയും ഗോവ ധീരജ് സിംഗിനു പകരം നവീന്‍ കുമാറിനെയും പകരക്കാരായി ഇറക്കി. രണ്ടു പേരും തങ്ങളുടെ റോള്‍ ഗംഭീരമാക്കി. എന്നാല്‍ ഗ്ലാന്‍ മാര്‍ട്ടിന്‍സിന്റെ പിഴവ് ഗോവയെ ചതിച്ചു.മറുവശത്ത് അവസാന കിക്കെടുത്ത മുംബൈയുടെ റൗളിങ് ബോര്‍ഹസ് ഹീറോയും ആയി മാറി. പ്രതിരോധത്തിനു മുന്‍ തൂക്കം നല്‍കിയാണ് രണ്ടു ടീമുകളും കളിച്ചത് ആദ്യ 15 മിനിറ്റിനു ശേഷം ഗോവയാണ് കളിച്ചത് ബോള്‍ പൊസിഷനില്‍ 52 ശതമാനം മുന്‍തൂക്കവും ഗോവ നേടി. ഗോവ നിരവധി തവണ ഗോളിനരുകിലെത്തിയെങ്കിലും മുംബൈ ഗോളി അമരീന്ദര്‍ സിംഗിന്റെ മികച്ച സേവുകള്‍ ഗോവയെ വിജയത്തില്‍ നിന്നും അകറ്റി നിര്‍ത്തി. 94ാം മിനിറ്റില്‍ ഗോവയ്ക്ക്ു കിട്ടിയ അവസരം ജെയിംസ് ഡോണാച്ചിയ്ക്ക് ഇഞ്ച് വ്യത്യാസത്തില്‍ ഹെഡ്ഡര്‍ നേടാന്‍ കിട്ടിയ അവസരം നഷ്ടമായതോടെ രണ്ടാം പാദം ഗോള്‍ രഹിത സമനില. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി പറവൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്; കെ.മുരളീധരൻ പട്ടയത്തിനായി കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു, അഞ്ച് ദിവസത്തിനിടെ കൂടിയത് 50 രൂപ ഒമൈക്രോണ്‍ പടരുന്നു; കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും രോഗബാധ കണ്ടെത്തി സൈജുവിന്റെ ഫോണില്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍; മോഡലുകളെ പിന്തുടര്‍ന്നത് ദുരുദേശത്തോടെ പ്രസവത്തിനായി പുലര്‍ച്ചെ സൈക്കിളില്‍ ആശുപത്രിയിലേക്ക്; എംപിക്ക് സുഖപ്രസവം തൃശൂരില്‍ കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ മുംബൈ അന്തരാരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയർേപാർട്ട് ഹോൾഡിങ്സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ് കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ് അദാനി പോർട്ട് വിമാനത്താവളം ഏറ്റെടുത്തത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവള ബോർഡ് മീറ്റിങ്ങിന് ശേഷമായിരുന്നു ഏറ്റെടുക്കൽ. കേന്ദ്രസർക്കാർ, മഹാരാഷ്ട്ര സർക്കാർ, മഹാരാഷ്ട്ര സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷൻ (സിഡ്കോ) എന്നിവയുടെ അനുമതികൾ ലഭിച്ചതിന് ശേഷമായിരുന്നു മിയാൽ അദാനി പോർട്ട് ഏറ്റെടുക്കുന്നത്. മിയാൽ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാരാകും അദാനി എയർേപാർട്ട് ഹോൾഡിങ്സ്. ഡൽഹി വിമാനത്താവളം കൂടാതെ രാജ്യത്തെ ഏറ്റവും തിരേക്കറിയ വിമാനത്താവളങ്ങളിലൊന്നാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. യാത്ര, ചരക്ക് ഗതാഗതത്തിലും രണ്ടാം സ്ഥാനത്താണ് ഈ വിമാനത്താവളം. മുൻ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനം വർധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. മുംബൈ വിമാനത്താവളം കൂടാതെ ജയ്പൂർ, അഹ്മദാബാദ്, ഗുവാഹതി, ലഖ്നോ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വർഷത്തേക്കാണ് നടത്തിപ്പ് ചുമതല. ‘ലോകോത്തരമായ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. മുംബൈക്ക് അഭിമാനിക്കാനാകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബിസിനസ്, വിനോദം, വിശ്രമം എന്നിവ ഉൾപ്പെടുത്തി അദാനി ഗ്രൂപ്പ് ഒരു ഇക്കോസിസ്റ്റം നിർമിക്കും. പ്രാദേശികമായി ആയിരക്കണക്കിന് തൊഴിലുകൾ നൽകും’ -അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചിഭേദങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയാളികൾക്ക്. അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു. പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു. അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം… ഞൊടിയിടയിൽ ഒരു ഹെൽത്തി സ്മൂത്തി 👌 😋 ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങളും കണ്ടു നോക്കൂ ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ഒരു കപ്പ് പാലുകൊണ്ട് മുട്ടയില്ലാതെ ഒരു കിടിലൻ പുഡ്ഡിംഗ് റെഡി 2 കപ്പ് പച്ചരി കൊണ്ട് എളുപ്പത്തിൽ ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് 4250 sqft ൽ തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം..അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും ദുബായിൽ കറങ്ങാൻ ഇറങ്ങി കാവ്യയും ദിലീപും; അച്ഛനോടും അമ്മയോടും പിണങ്ങി മഹാലക്ഷ്മി അന്ന് കരഞ്ഞത് വെറുതെയായില്ല രണ്ടര വയസ്സുകാരൻ്റെ കരച്ചിൽ… നാലു വർഷത്തിനിപ്പുറം വൈറൽ ആയപ്പോൾ കാണാൻ മാത്രമല്ല കൂടെ അഭിനയിക്കാനും പറ്റിയ സന്തോഷത്തിൽ തേജസ്. 1 CUP പാൽ കൊണ്ട് ഇങ്ങനൊരു മധുരം ഇതാദ്യം, അതും വെറും 8 മിനുട്ടിൽ| നമ്മൾ മലയാളികൾ പൊതുവെ പുതിയ ഭക്ഷണ രീതികളോട് ഇണങ്ങിച്ചേരുന്നവരാണ്. പുതുമയുടെയും പഴമയുടെയും രുചി ബേധങ്ങൾ സ്വീകരിക്കാൻ ഒരു മടിയും ഇല്ല നമ്മൾ മലയായികൾക്ക്.അന്യ നാട്ടിലെ ഒട്ടു മിക്ക ഭക്ഷണങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നുണ്ട്.അവയെല്ലാം തന്നെ നമ്മൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നാടുകളും ദേശങ്ങളും കടന്നു നമ്മുടെ സഞ്ചാരം ഭൂമിക്കു പുറത്തേക്കും വ്യാപിച്ചു.പല നാടുകളുടെയും തനതായ രുചിക്കൂട്ടുകൾ തിരിച്ചു വരും നേരം നമുക്കൊപ്പം കൂട്ടുകയും ചെയ്തു.അവയൊക്കെയും നമ്മൾ നമ്മുടെ സ്വന്തം പോലെ സ്വീകരിക്കുകയും ചെയ്തു.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ എത്തിയവയെല്ലാം എന്ന് വളരെയധികം പ്രചാരം നേടുകയും ചെയ്തിരിക്കുന്നു. ഇന്ന് നമുക് ഒരു പുതിയ വിഭവത്തെ പരിചയപ്പെടാം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ, താഴെയുള്ള വിഡിയോയിൽ വിശദമായി പറയുന്നുണ്ട്.നിങ്ങളും കണ്ടു നോക്കൂ..ഷെയർ ചെയ്യണേ ഇഷ്ടമായാൽ… ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. ആവിയിൽ വേവിച്ച എരിപൊരി സ്നാക്ക്- ചെമ്മീൻ കൽമാസ്/ ഉരുളക്കിഴങ്ങുണ്ടെങ്കിൽ ഒരു തവണ ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കൂ,ചോറിനു ഇനി വേറെ കറിയൊന്നും വേണ്ട തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് 4250 sqft ൽ തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്വറി ഭവനം..അടിപൊളി വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും ദുബായിൽ കറങ്ങാൻ ഇറങ്ങി കാവ്യയും ദിലീപും; അച്ഛനോടും അമ്മയോടും പിണങ്ങി മഹാലക്ഷ്മി അന്ന് കരഞ്ഞത് വെറുതെയായില്ല രണ്ടര വയസ്സുകാരൻ്റെ കരച്ചിൽ… നാലു വർഷത്തിനിപ്പുറം വൈറൽ ആയപ്പോൾ കാണാൻ മാത്രമല്ല കൂടെ അഭിനയിക്കാനും പറ്റിയ സന്തോഷത്തിൽ തേജസ്. ഒരു ദിവസം കൂടി അവിടവിടെയുള്ള ചില ക്ഷേത്രങ്ങളെപ്പറ്റിപ്പഠിക്കാൻ അവർ ചിലവഴിച്ചു. പിറ്റേന്ന് അതിരാവിലെ താഴ് വര യോട് വിട പറയുമ്പോൾ ഹേമ പറഞ്ഞു. തിരിച്ചു പോകും വഴി നമുക്ക് ഒരിടം കൂടി കാണേണ്ടതായുണ്ട്. കുട്ടികൾ ക്ഷമയോടെ കാത്തിരുന്നു. തമോഗ്ന ദേവന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു ബിയാസിന്റെ കരയിൽ സ്വർണ വയലുകൾക്ക് നടുവിലെ വിശ്വേശ്വരന്റെ ക്ഷേത്രമല്ലേ? ദേവ് ദത്ത് മിശ്രയുടെ ആത്മാവുറങ്ങുന്ന ബജൗറയിലെ ക്ഷേത്രം? കല്ലിൽ തീർത്തത്?" അയാൾ പറഞ്ഞു അതെ. അതുതന്നെ. നമ്മളിങ്ങോട്ട് വരുമ്പോൾ ബജൗറ ഇരുട്ട് പുതച്ചുറങ്ങുകയായിരുന്നു. നീയാണെങ്കിൽ രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ കൂർക്കം വലിക്കുകയും." അവൾ ചിരിച്ചു ഉറങ്ങാൻ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. ബജൗറയും ബിയാസും ഈ വാഹനത്തിന്റെ ഡ്രൈവറൊഴിച്ച് സകലരും ഉറങ്ങിയിട്ടും നിങ്ങളെന്തുകൊണ്ട് അപ്പോൾ ഉറങ്ങിയില്ല ഒരു സ്വപ്നം കണ്ട് ഞെട്ടിയുണർന്നു പോയി. പ്രളയം. എവിടെയോ ഇടിഞ്ഞു തൂർന്ന മണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ അതും പറഞ്ഞ് അയാൾ അവളുടെ കൈകളിലേക്ക് നോക്കി certainly they are not mine അവൾ ഗൗരവം ഭാവിച്ചു തന്നെ അനുകരിച്ചപ്പോൾ അയാൾക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുളുവിന്റെ ചെറു നഗരി വളരെ പിന്നിലായി. തമോഗ് ഭ്രാന്തുകൾ പറഞ്ഞുകൊണ്ടേയിരുന്നു. വിക്ടർ അവളുടെ ചിത്രങ്ങൾ ആവശ്യത്തിലേറെ പകർത്തുന്നത് ദേവൻ രസിച്ച് ആസ്വദിച്ചുമിരുന്നു. ബസ് നിരങ്ങി നീങ്ങി ക്ഷേത്രത്തിനരികിലേക്കുള്ള ഇടുങ്ങിയ ടാറിട്ട റോഡിലേക്ക് പ്രവേശിച്ചു. അൽപദൂരം പിന്നിട്ടപ്പോൾ റോഡിനിരുവശത്തും നെൽവയലുകൾ കണ്ടു തുടങ്ങി. അവയുടെ കണ്ണെത്താത്ത വിശാലതക്കറ്റത്തു കുന്നുകളും അവയ്ക്കുമപ്പുറം മൂത്തു മതിർത്ത ആപ്പിൾ തോട്ടങ്ങളുമുണ്ട്. അവയ്ക്കിടയിലെങ്ങോ മുതുകിൽ ഞാത്തിയിട്ട വലിയ മുളംകുട്ടക്കുള്ളിലേക്ക് ആപ്പിളുകൾ പറിച്ചിടുന്ന തന്റെ അമ്മയുണ്ട്. അവളുടെ ചുവന്ന ശിരോവസ്ത്രത്തിന്റെ അഴിഞ്ഞൂർന്ന തുമ്പിൽ ചൂണ്ടു വിരൽ ചുറ്റി തൂങ്ങിയാടുന്ന കുഞ്ഞു ഞാനുണ്ട് ദേവ് ഇറങ്ങൂ ചുമലിൽ ഹേമയുടെ കൈ. അയാൾ അവരോടൊപ്പം ബസിൽ നിന്നും പുറത്തിറങ്ങി. ക്ഷേത്ര മുറ്റത്തു ചുറ്റിനടക്കാനാരംഭിച്ച കുട്ടികളെ വിളിച്ചു ഹേമ പറഞ്ഞു. ഏകദേശം AD ഒൻപതാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് വിശ്വേശ്വര മഹാദേവ ക്ഷേത്രം.പൂർണ്ണമായും കല്ലിൽ തീർത്തത്. കല്ലിൽ തീർത്ത ക്ഷേത്രങ്ങൾ പൊതുവെ സമതലങ്ങളുടെ മാത്രം പ്രത്യേകതയാണ്. പക്ഷേ ഹിമാചലിന്റെ താഴ്വരകളിൽ അതും ധാരാളം. എന്നാൽ ഇവിടെ ഇവക്ക് സാധാരണയായി ശിലാക്ഷേത്രങ്ങൾക്ക് കാണാറുള്ളത് പോലെ മുന്നിൽ മണ്ഡപങ്ങളില്ല. ദ്വാരപാലകരെ കൊത്തിവച്ച വാതിലിലൂടെ നിങ്ങൾക്ക് ഗർഭഗൃഹത്തിലേക്കു നേരിട്ട് പ്രവേശിക്കാം. നോക്കൂ മുകളിൽ പരന്ന ശിഖരത്തോട് കൂടി പണിത ഈ ക്ഷേത്രത്തിനു പ്രധാന വാതിൽ കൂടാതെ മൂന്നു മുഖങ്ങളുണ്ട്. അവയിൽ വിഷ്ണുവിനെയും വിഘ്നേശ്വരനെയും ദുർഗയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന മൂർത്തിയായ ശിവൻ ശക്തീ സമേതനാണ്. അവരുടെ കവാടത്തിനിരുവശവും ഗംഗയെയും യമുനയെയും കൊത്തിയിരിക്കുന്നു നദികളെ കല്ലിൽ കൊത്തിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ വിക്ടർ ആശ്ചര്യപ്പെട്ടു. ഇവിടുത്തെ മിത്തുകൾക്ക് പിറകെ പോയാൽ നിനക്കൊരായുസ്സ് തികയില്ല എന്ന് പറഞ്ഞു തമോഗ് അവനെയും കൂട്ടി ആ മനോഹര ശില്പങ്ങളുടെ ചിത്രങ്ങൾ പകർത്താൻ പോയി. ഇളം വെയിലിൽ പതിയെ മഞ്ഞുരുകി.കല്ലു പാകിയ ക്ഷേത്രാങ്കണത്തിന്റെ മതിൽക്കെട്ടിനപ്പുറം വിളഞ്ഞ നെൽവയലുകൾ ഒന്നുകൂടി തെളിഞ്ഞു വന്നു. കുട്ടികൾ ഹേമയോടൊപ്പം പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കോണിൽ പന്തലിച്ചു നിൽക്കുന്ന അരയാൽ ചുവട്ടിൽ ദേവൻ ശിലീഭൂതമായ തന്റെ ബാല്യം തിരഞ്ഞുകൊണ്ടിരുന്നു. ബജൗറയുടെ വെയിൽ തന്റെയും വെയിലാണ്. ഈ അരയാലിലകളിൽ നൃത്തം ചവിട്ടുന്ന കാറ്റിന്റെ തന്മാത്രകൾ എന്നേ തന്നിൽ കലർന്നു പടർന്നതും. വെയിൽചൂട് പറ്റി ആൽത്തറയിൽ മലർന്നു കിടന്ന് ആ കാറ്റിനെ രുചിച്ചിറക്കുമ്പോൾ അരികിൽ കാൽചുവട്ടിൽ വന്ന് നിശബ്ദയായിരുന്നു തന്റെ പെൺകുട്ടി. തമോഗ് പഠിക്കാൻ പോകുന്നില്ലേ എന്ന് ചോദിച്ചപ്പോൾ, അവളതു കാര്യമാക്കാതെ അയാളുടെ പാദത്തിൽ കൈകളമർത്തി തിളങ്ങുന്ന കണ്ണുകളോടെ പറഞ്ഞു പറയൂ, ബജൗറയുടെ കഥ പറയൂ!" ഇത്രയും പറഞ്ഞു നോക്കുമ്പോഴുണ്ട് അവൾ ഉയർത്തി വച്ച തന്റെ കാൽമുട്ടിന്മേൽ മുഖമമർത്തിയിരുന്നു ആസ്വദിച്ചു കഥ കേൾക്കുന്നു ബജൗറയുടെ കഥ തീർന്നിരിക്കുന്നു തമോഗ്. ഋതുക്കൾ ആവർത്തിക്കുന്നതിനൊപ്പം ഈ കഥയും ആവർത്തിച്ചുകൊണ്ടിരിക്കും അവൾ ആ ഭൂതകാലത്തിൽനിന്നുണർന്നിട്ടെയില്ലെന്നവണ്ണം പതിഞ്ഞ ശബ്ദത്തിൽ അയാളോട് ചോദിച്ചു എന്തിനാണ് ദേവ് ഇത്ര സുന്ദരമായ ഭൂമി വിട്ട് നിങ്ങൾ സ്വപ്നങ്ങൾക്ക് പിറകെ പോയത് " അറിയില്ല! പോകേണ്ടതുണ്ടായിരുന്നു ഒടുവിൽ ഈ ബോധിവൃക്ഷത്തണലിൽ ഇതാ ഇങ്ങനെ കിടക്കാൻ " വീണ്ടും യാത്ര ആരംഭിക്കാറായി. എങ്കിലും ആ നിമിഷം കടന്നു പോകാതിരുന്നെങ്കിലെന്ന് വെറുതെ സങ്കൽപ്പിച്ചുകൊണ്ട് അയാൾ ഹേമയുടെ വിളിക്ക് മറുപടി കൊടുത്തു. ശാന്തസുന്ദരമായ ബജൗറയുടെ ഭൂതകാല ലഹരിയിൽ മുഴുകി തെന്നിത്തെന്നി ഹേമക്കരികിലേക്ക് നടക്കുന്ന തന്റെ പെൺകുട്ടിയോട് ഇങ്ങനെ വിളിച്ചു പറയണമെന്ന് അയാൾക്കപ്പോൾ തോന്നി "സ്വപ്നങ്ങളിൽ നിന്നു സ്വപ്നങ്ങളിലേക്ക് പറന്ന ഒരു പറവയായിരുന്നു ഞാൻ! നീയോ, സ്വത്വത്തിന്റെ തെളിനീരിലേക്ക് വേരുകളാഴ്ത്തി വളർന്ന ഒരു ബോധി വൃക്ഷവും! വരൂ, എന്നെ നിന്റെ ചില്ലകളിലേക്ക് ക്ഷണിക്കൂ! ഞാനവിടെ നിത്യശാന്തിയുടെ ഒരു കൂടൊരുക്കട്ടെ!" അടുത്ത ദിവസം ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങളിൽ ആണ് അവർ ചിലവഴിച്ചത്. ശില്പചാതുരിയുടെയും മിത്തുകളുടെയും ലോകത്തിലൂടെ കുട്ടികൾ ലഹരിപിടിച്ച് അലയുന്നത് കണ്ട് ദേവൻ അത്ഭുതപ്പെട്ടു. ഇതുവരെ തനിക്കു കിട്ടിയിട്ടുള്ള ബാച്ചുകളെക്കാൾ ഏറെ അന്വേഷണാത്മകതയും ബുദ്ധിയുമുള്ള കുട്ടികളാണിവർ. ശില്പങ്ങളുടെയും ലിപികളുടെയും ഗൂഡാർത്ഥങ്ങൾ അവരെ കുഴക്കുന്നില്ല. മറിച്ച് അവരത് ആസ്വദിക്കുന്നു. താൻ ചില കഥകൾ പറഞ്ഞു കൊടുക്കുകയും ചോദ്യങ്ങൾ ബാക്കി വെക്കുകയും ചെയ്യുന്നു. അവർ ചോദ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഉത്തരങ്ങളിൽ എത്തുന്നു. എത്തുന്നയിടം ശരിയാണോ എന്ന് മാത്രം ഒടുവിൽ പരിശോധിച്ചാൽ മതി. സഞ്ചരിക്കുന്ന വഴികളെപ്പറ്റി വേവലാതിപ്പെടേണ്ട അവസരങ്ങളൊന്നും തന്നെ ഇന്ന് വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനു മുൻപ് ആയാൾ അവർക്ക് മടുപ്പുളവാക്കാത്ത ഒരു ചെറു വിവരണം മാത്രം കൊടുത്തു. "താഴ്‌വരയിലെ ക്ഷേത്രങ്ങൾ പ്രധാനമായും രണ്ടു രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിമാലയൻ പഗോഡ മാതൃകയിൽ മരത്തിൽ തീർത്തവയും അൽപ്പം പരന്ന ശിഖരത്തോട് കൂടി പൂർണ്ണമായും കല്ലിൽ കൊത്തിയെടുത്തവയും. രണ്ടിനും മറ്റനേകം വകഭേതങ്ങളും ഉണ്ട്. അവയിൽ ചിലതെല്ലാം നമുക്ക് കാണാം. ഇതിൽ ഏറ്റവും കൗതുകമുളവാക്കുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. കമ്പോഡിയയിലും, ബാങ്കൊക്കിലും തായ്‌ലൻഡിലുമെല്ലാം ഹിന്ദു ദേവതകളിൽ പരമപ്രധാനിയായി ബ്രഹ്‌മാവിനെ ആരാധിക്കുമ്പോൾ ഇന്ത്യയിൽ വളരെ ചുരുക്കം ഇടങ്ങളിലെ അത് കാണുന്നുള്ളൂ. അതിനാധാരമായ മിത്തുകൾ പലതുണ്ട്. എങ്കിലും ഹിമാചലിൽ സ്ഥിതി വ്യത്യസ്തമാണ്. സൃഷ്ടി കർത്താവ്‌ എന്നുകരുതുന്ന ബ്രഹ്‌മാവിന് വേണ്ടി ഇവിടെ ആറ് ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണവും കുളുവിൽ തന്നെ. തിഹ് രിയിലെയും ഖോഖാനിലെയും ആദിബ്രഹ്മക്ഷേത്രങ്ങൾ അതിൽ ഏറ്റവും പുരാതനമാണ്. അവ നിങ്ങൾക്കിഷ്ടമാവാതിരിക്കില്ല. കുട്ടികൾ ക്യാമറകൾ തയ്യാറാക്കി വക്കുമ്പോൾ ഹേമ ചിരിച്ചുകൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ ഇൻസ്‌ട്രക്ടർ ദേവ്ദത്ത് മിശ്ര പണ്ടേ മടിയനാണ്. ക്യാമറയിൽ ചിത്രങ്ങൾ പകർത്തി കാലങ്ങളോളം അവ തിരിഞ്ഞു നോക്കാതെ ഉപേക്ഷിക്കുന്നവൻ. നിങ്ങൾ ഇയാളെപ്പോലെ വെറും കണ്ണുകൾക്കൊണ്ട് പഠിക്കേണ്ടവരല്ല. ഉൾക്കണ്ണുകൊണ്ട് ക്ഷേത്രങ്ങളുടെ നിർമ്മിതി അളന്നു മനസ്സിലാക്കേണ്ടവരാണ്. അതുകൊണ്ട് സ്കെച്ചുകൾ സ്വയം വരക്കാൻ തയ്യാറെടുത്തു കൊള്ളുക. ആവശ്യമായതു മാത്രം ക്യാമറയിൽ പകർത്തിയാൽ മതി. ഇതൊന്നുമറിയാതെ വലിയ സ്കെച്ച് ബുക്കും റൂളറുമെല്ലാം ബാഗിൽ കുത്തിനിറച്ച് കഴുത്തിൽ ക്യാമറയും തൂക്കി, ഉറക്കച്ചടവുള്ള കണ്ണുകളുമായി നടന്നുവരുന്നുണ്ട് താമോഗ്ന. അത് കണ്ട് വിക്ടർ ആർത്തു ചിരിച്ചു holy crap! It seems she didn't brush yet യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവന്റെ കോളറിൽ പിടിച്ചു വലിച്ചിഴച്ച് അവൾ വാഹനത്തിലേക്കു നടക്കുമ്പോൾ എല്ലാവരും അവരെ പിൻതുടർന്നു. ഖോഖാനിലെയും തിഹ് രി യിലെയും ക്ഷേത്രങ്ങൾ ഏകദേശം പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചവയാണ്. രണ്ടു ഗ്രാമങ്ങൾക്കും കൂടിചേർന്ന് ഖോഖാനിലെ ദേവത മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഗ്രാമങ്ങളുടെ തർക്കങ്ങളിൽപെട്ട് ദേവതയ്ക്കും ക്ഷേത്രങ്ങൾ രണ്ടായി. തിഹ് രിയിലെ ആളുകൾ അവർക്കായി ഒരു ബ്രഹ്മക്ഷേത്രം നിർമ്മിക്കുകയും അതിനെ ആദി പുർഖ ക്ഷേത്രം എന്ന് വിളിക്കുകയും ചെയ്തു. ഖോഖാനിലെ ക്ഷേത്രം അതിമനോഹരമാണ്. അതിന്റെ നാലു നിലകൾക്കും ചതുര സ്തൂപാകൃതിയാണ് സ്ളേറ്റു കല്ലുകൾ പതിപ്പിച്ച അവയുടെ മേൽക്കൂരകൾ കാലത്തെ വെല്ലുവിളിച്ചു നിലകൊള്ളുന്നു. അവയെ താങ്ങി നിർത്തുന്ന തടിയിൽ തീർത്ത തൂണുകളിലെ കൊത്തുപണികൾ മനോഹരം. മേൽക്കൂരകളിൽ നിന്നും നാലു വശങ്ങളിലേക്കും നിരനിരയായി തൂങ്ങിക്കിടക്കുന്ന മരത്തിൽ തീർത്ത മണികൾ കാറ്റിൽ ശബ്ദിക്കുന്നുണ്ട്. താമോഗ്ന കാതു കൂർപ്പിച്ച് ആ സംഗീതമാസ്വദിച്ചുകൊണ്ട് മേൽക്കൂരയുടെ സ്കെച്ച് തയ്യാറാക്കുകയും എന്തോ പിറു പിറുക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പശ് ചാത്തലത്തിൽ അവളുടെ പൂർത്തിയാവാറായ ആ സ്കെച്ച് വെറുതെ ക്യാമറയിൽ പകർത്തുമ്പോൾ ദേവൻ ചോദിച്ചു "what are you uttering ചുരുണ്ട മുടിക്കൂടിനുള്ളിലൂടെ അല്പം നീരസത്തോടെ ഇടത്തേക്കൈ പായിച്ചു കൊണ്ട് അവൾ പറഞ്ഞു "മനുഷ്യൻ എന്തുകൊണ്ടാണ് സുന്ദരമായതെന്തിനെയും വിറ്റഴിക്കാൻ ശ്രമിക്കുന്നത്? നോക്കൂ ദേവ്, നിങ്ങളുടെ ഈ താഴ്‌വാരം അപകടത്തിലാണ്. ഒരുപക്ഷെ ഞാൻ വരക്കുന്നതാവും ഈ ആദിബ്രഹ്മന്റെ അവസാന സ്കെച്ച്. നാഗരികത നിങ്ങളുടെ ദേവതകളെ വിഴുങ്ങുന്ന ഒരു കാലം വരുമെന്ന് ഇവിടെ നാലു വശത്തും ഉയർന്നുവരുന്ന ഈ കെട്ടിടങ്ങൾ കണ്ട് നിങ്ങൾക്ക് തോന്നുന്നില്ലേ?" അയാൾ പറഞ്ഞു മനുഷ്യന്റെ ആവശ്യങ്ങളും സൗന്ദര്യസങ്കൽപ്പങ്ങളും കാലാകാലങ്ങളായി മാറി വരുന്നത് തികച്ചും സ്വഭാവികമാണ്. അല്ലെങ്കിൽ നാമിന്നും ഗുഹാമനുഷ്യർ ആയിത്തന്നെ നിലകൊണ്ടേനെ. കാലങ്ങളും സങ്കൽപ്പങ്ങളും മാറുന്നവയായതുകൊണ്ടല്ലേ താമോഗ്, നീ അവയെപ്പറ്റി പഠിക്കുവാൻ തന്നെ തുനിഞ്ഞിറങ്ങിയത്? കാറ്റിൽ ശബ്ദിക്കുന്ന മരമണികൾ പോലെ അവൾ ചിരിച്ചു ദേവ്, ഇത്തവണ നിങ്ങൾ ജയിച്ചിരിക്കുന്നു. എങ്കിലും എനിക്ക് നിങ്ങളെപ്പോലെ പരുക്കൻ യാഥാർഥ്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമല്ല. എനിക്ക് ഭൂതകാലത്തിന്റെ കുളിർപ്പച്ചകൾ വേണം. മനുഷ്യൻ കടന്നു ചെല്ലാത്ത താഴ്വരകളിലെയും പർവത ശിഖരങ്ങളിലെയും കാറ്റേൽക്കണം. അവിടുത്തെ ഉദയങ്ങളുടെ ഊഷ്മളമായ ഏകാന്തതയും അസ്തമയങ്ങളുടെ മൗനവും ആസ്വദിക്കണം. ചേക്കേറാനൊരുങ്ങുന്ന പക്ഷിയെപ്പോലെ, സന്ധ്യകളിൽ ലക്ഷ്യങ്ങളൊന്നുമില്ലാതെ പാടണം. സത്യം പറയട്ടെ, നിങ്ങളുടെ ഈ യാഥാർഥ്യങ്ങളുടെ ലോകം പരമ വിരസമാണ് ദേവ്. അവയൊന്നും അനിശ്ചിതത്വങ്ങളോട് സമരസപ്പെട്ടു ജീവിക്കാനല്ലാതെ മതിമറന്നു ജീവിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നവയല്ല. അയാൾ അവൾ വരച്ച സ്കെച്ച് ഈസലിൽ നിന്നും ഊരിയെടുത്തു പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു വിശക്കുന്നവന് കവിത വിളമ്പിയാൽ വയർ നിറയുമോ " തീർച്ചയായുമില്ല. പക്ഷെ നിങ്ങൾ വിളമ്പുന്ന ഭക്ഷണം കഴിച്ച് വയർനിറഞ്ഞെങ്കിൽ അയാൾ ഒരു കവിതയോ പാട്ടോ മൂളിയെന്നിരിക്കും. നിങ്ങൾ ദുരമൂത്ത ഒരു പെരുവയർ പോലെ അരസികനാണ് ദേവ്! യാഥാർഥ്യങ്ങളെ വിഴുങ്ങി വിശപ്പടക്കാൻ ശ്രമിച്ച് പാട്ടു മൂളാൻ മറന്നു പോയിരിക്കുന്നു അയാൾ അല്പം ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കുമ്പോൾ അവൾ ചോദിച്ചു പറയൂ, എന്നാണ് നമ്മൾ പുഷ്പങ്ങളുടെ താഴ്‌വരയിലെ ആ ഒറ്റക്കൽ ക്ഷേത്രം കാണാൻ പോകുന്നത്? ഉത്തരമൊന്നും കിട്ടാത്തതിനാൽ മുഖം കോട്ടി ക്യാമറയും തൂക്കി ചില ചിത്രങ്ങൾ പകർത്താനായി അവൾ നടന്നു. "ദുരമൂത്ത പെരുവയറന്റെ ആനന്ദമിരട്ടിപ്പിക്കാൻ എന്റെ പെൺകുട്ടിയിൽ എന്താണുള്ളത് പിന്നിൽ നിന്നും വരുന്ന ചോദ്യം ഹേമയുടേത്. താൻ പിടിക്കപ്പെട്ടിരിക്കുന്നു. അയാൾ സ്കെച്ച് ബുക്കിൽ നിന്നും മുഖമുയർത്തിയതേയില്ല. ഹേമ അടുത്ത് വന്നു പറഞ്ഞു. ദേവ്, വളരെ സൂക്ഷിച്ച് നിന്നെയുൾക്കൊള്ളാൻ ഒരിക്കലും വറ്റാത്ത ഒരു പുഴയ്ക്കു മാത്രമേ സാധിക്കൂ കാലങ്ങളോളം മഴ പെയ്തില്ലെങ്കിലും സ്വയമുണ്ടാക്കുന്ന ഉറവിൽ തീരങ്ങൾ പച്ചപുതപ്പിക്കുന്ന ഒരു പുഴയ്ക്ക് അങ്ങനെ ഒരു പുഴയിൽ മാത്രം നീന്താനിറങ്ങുക" പുസ്തകത്തിലെ പഴയ സ്കെച്ചുകൾ സൂക്ഷ്മമായി പരിശോധിച്ച്കൊണ്ട് അയാൾ നിസ്സംഗനായി പറഞ്ഞു ആ പുഴയുടെ ആഴം അളക്കാനാവാത്തതാണ് ഹേമ..അതുകൊണ്ട് തന്നെ ഒരിക്കലും എനിക്കതിൽ നീന്താനുമാവില്ല. അതിന്റെ ഒഴുക്കിന്റെ ചടുലതയും താളവും ഒരേ സമയം എന്നെ ഭയപ്പെടുത്തുകയും മോഹിപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നതിനു കരയിലിരുന്ന് ഉത്തരം അന്വേഷിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ എന്നിട്ടയാൾ തോളിലൂടെ കയ്യിട്ട് അവരെ ചേർത്ത്പിടിച്ചു കുട്ടികൾക്കിടയിലേക്ക് നടന്നു. തിഹ് രി യിലെത്തിയപ്പോൾ സൂര്യൻ പതിയെ താഴാൻ തുടങ്ങിയിരുന്നു. പരാശർ മലനിരകൾക്ക് താഴെ സ്വർണ്ണനിറമുള്ള ഉടയാടയിൽ സന്ധ്യാജപത്തിനായി ഒരുങ്ങുന്ന തിഹ് രി. തണുത്ത നിശബ്ദതയിൽ ധ്യാനനിരതയായി നിലകൊള്ളുന്നവൾ മനോഹരിയാണവൾ. അവളുടെ മൂർദ്ധാവിലെ നിരപ്പിൽ ഉയർന്നു നിൽക്കുന്ന ആദിബ്രഹ്മക്ഷേത്രം! പടിഞ്ഞാറേ ചക്രവാളത്തിലേക്കു മുഖം തിരിഞ്ഞിരിക്കുന്ന ആദിബ്രഹ്മന്റെ മേൽക്കൂരയിലെ ഏറ്റവും മുകളിലെ സ്തൂപം വൃത്താകൃതിയിലാണ്. ഖോഖാനിലേതു പോലെ അതിസൂക്ഷ്മമായ കൊത്തുപണികൾ ഇവിടെയില്ല. എങ്കിലും പ്രകൃതിയോട് കൂടുതൽ ഇണങ്ങിയുള്ള അതിന്റെ നിൽപ്പ് ആരിലും ആത്മീയത ഉണർത്തുന്നു. കുട്ടികൾ സംസാരിച്ചതേയില്ല. ഓരോരുത്തരും അവരവരുടെ അന്വേഷണങ്ങളിൽ മുഴുകി ചിത്രങ്ങൾ പകർത്തുകയും വരക്കുകയും ചെയ്തുകൊണ്ടിരുന്നു. ദേവൻ ഒരു ഡ്രോണുപയോഗിച്ച് ക്ഷേത്രപരിസരങ്ങളുടെ ആകാശക്കാഴ്ചകൾ പകർത്തി. കുളുവിലെ ക്ഷേത്രങ്ങളുടെ പ്രത്യേകത ചെങ്കുത്തായ ഭൂപ്രകൃതിയിലെ അവയുടെ വിന്യാസവും ഉറപ്പുള്ള രൂപകല്പനയുമാണ്. അത് പഠിക്കാൻ ഈ ആകാശക്കാഴ്ച്ച കുട്ടികൾക്കുപയോഗപ്പെടും. അൽപനേരം കഴിഞ്ഞപ്പോൾ ജോലികൾ പൂർത്തിയായവർ ക്ഷേത്രാങ്കണത്തിന്റെ അതിരുകളിലിരുന്ന് അലയടിക്കുന്ന മൗനത്തിന്റെ കടലിൽ ആവോളം നീന്തുന്നു. ആയാൾ ദൂരേക്കാണുന്ന മലനിരകളിലെ പുൽപ്പരപ്പിലേക്കു നോക്കി. പാരാശര ഋഷി ധ്യാനിക്കാൻ തിരഞ്ഞെടുത്തവയത്രേ ഈ കുന്നുകൾ. കഥകളിലെ സത്യവും മിഥ്യയും എന്തുതന്നെയാലും ധ്യാനിക്കാൻ ഇതിനേക്കാൾ നല്ലൊരിടം മറ്റെവിടെയുമുണ്ടെന്ന് തോന്നുന്നില്ല. ദൂരെ കണ്ണെത്താത്തിടത്തു പരാശർ താടാകമുണ്ട്. മഞ്ഞുമൂടിയ അതിൽ വൃത്താകൃതിയിൽ മയങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു ദ്വീപുണ്ട്. യൗവന തീക്ഷണതയിൽ താനും താനിയയും ആവോളം കുടിച്ചിറക്കിയതാണ് ഈ കുന്നുകളുടെ ലഹരി. മനസ്സു വീണ്ടും പിൻ തി രിഞ്ഞു പായവേ പതിഞ്ഞ ചിലമ്പിച്ച ശബ്ദത്തിൽ ചോദ്യം കേട്ടു പരാശർ താടാകത്തിന്റെ ആഴം ആർക്കുമറിയില്ലെന്നു പറയുന്നത് ശരിയാണോ ദേവ്? ആയാൾ ചെറു ചിരിയോടെ പറഞ്ഞു ചിലപ്പോൾ ആരും അളന്നു കാണില്ല താമോഗ്"! "ഒരുപക്ഷെ ആരും അളക്കുവാൻ ശ്രമിച്ചു കാണില്ല അല്ലേ അത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ തടാകം പോലെ വിടർന്നും കൃഷ്ണമണികൾ വൃത്താകൃതിയിലുള്ള ദ്വീപ് പോലെ നിശ്ചലമായും നിന്നു. ആ ചോദ്യം കൊണ്ട് അവൾ അർത്ഥമാക്കിയത് എന്താണ്? എന്തുതന്നെയായാലും ആ കണ്ണുകളിലേക്ക് ഊളിയിട്ട് അതിന്റെ ഉത്തരം തിരയാൻ ആശക്തനാണ് താൻ. ആയാൾ വെറുതെ ചോദിച്ചു "ഇപ്പോൾ എന്ത് തോന്നുന്നു തൃകാലജ്ഞാനിയായ താമോഗ്നക്ക്?ഇവിടവും നാഗരികത വിഴുങ്ങുമോ?" ചുവന്ന ഗോളമായി താഴ്ന്നു മറയുന്ന സൂര്യനെ നോക്കി അവൾ പിറുപിറുത്തു "ഇല്ല! നാമിനിയിവിടെ വരുവോളവും, ഭൂമി സൗരയൂഥത്തിൽ അവശേഷിക്കുവോളവും ഇല്ല! അയാൾക്കൊരു നടുക്കമനുഭവപ്പെട്ടു. നാം എന്നാണ് അവൾ പറഞ്ഞത്. നാം എന്ന് മാത്രമേ അവൾ പറയുന്നുള്ളൂ. കേട്ടതിലെ പിഴവാണതെന്ന് വിശ്വസിക്കാനാണ് അയാൾക്കിഷ്ടം. തിരിച്ചു പോകാൻ സമയമായിരിക്കുന്നു Tamog, ask them to pack up അയാൾ ധൃതിപ്പെട്ടു ക്ഷേത്രമുറ്റത്തെ മരച്ചുവട്ടിൽ സമയമേ മറന്നിരിക്കുന്ന ഹേമക്കരികിലേക്ക് നടന്നു. ഹേമ കുട്ടികളോട് പറഞ്ഞത് ജോൻഗയുടെ കഥയാണ്. ജോൻഗ ഹുരാംഗ് നാരായൺ എന്ന ദേവതയുടെ തട്ടകമാണ്. പണ്ട് അവിടെ നിന്നൊരു പഹാഡി ഇന്തുപ്പ് ശേഖരിക്കാൻ ദൂരെയേതോ ഗ്രാമത്തിൽ പോയത്രേ. തിരിച്ചുവരുമ്പോൾ അയാളുടെ മുളംകുട്ടക്ക് ഭാരമേറുന്നതായി തോന്നി. കുട്ടയിറക്കി വച്ച് ഒരു മരച്ചുവട്ടിൽ വിശ്രമിക്കെ തൊട്ടടുത്ത വയലിൽ കൊയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഉറഞ്ഞു തുള്ളുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ അവർ പറഞ്ഞുവത്രെ അയാളുടെ കുട്ടയിൽ ഹുരാംഗ് നാരായൺ എന്ന ദൈവം കയറിക്കൂടിയിട്ടുണ്ടെന്ന്. വൃദ്ധയായ ആ സ്ത്രീയുടെ വാക്ക് മാനിച്ച് ഗ്രാമീണർ പിന്നീട്, കുട്ടയിലേറി അവരെ തേടിയെത്തിയ ദേവതക്ക് ഒരു ക്ഷേത്രം പണിതു. അതോടെ ജോൻഗ ഹുരാംഗ് നാരായണന്റേതായി. കഥ വിവരിച്ചതിനു ശേഷം അവർ കുട്ടികളോട് പറഞ്ഞു നോക്കൂ, ഈ കഥ ഒരു സാമാന്യ നാഗരിക മനുഷ്യന്റെ തലച്ചോറിന് ഒരിക്കലും സംസ്‌കാരിച്ചെടുക്കുവാനാകാത്തതാണ്. എന്നാൽ ഇവിടെ ഇത് ഒരു ഗ്രാമത്തിന്റെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ദസറക്കും ഇതുപോലുള്ള മിത്തുകളിൽനിന്നുത്ഭവിച്ച ദേവതകളെയും പേറി വിവിധ ഗ്രാമങ്ങളിൽ നിന്നും മനുഷ്യർ കുളുവിലെ മൈതാനത്തെത്താറുണ്ട്. പല്ലക്കിലേറിയ ദേവതകൾ അവരോടൊപ്പം ആടുകയും പാടുകയും ഉഗ്രരൂപം പൂണ്ട് പരസ്പരം പോരടിക്കുകയും ചെയ്യുന്നു. വിദ്വേഷത്തിൽ നിന്ന് ആനന്ദത്തിലേക്കും ആനന്ദത്തിൽ നിന്ന് ശാന്തതയിലേക്കും അവർ തുടരെ തുടരെ സഞ്ചരിക്കുന്നു. കുളുവിലെ ദസറ മനുഷ്യരുടെയല്ല. ദേവതകളുടേതാണ് രഘുനാഥ്ജി' എന്ന സർവാധിപതിയായ ദേവതയുടെയും മറ്റനേകം ചെറു ദേവതകളുടെയും ഉത്സവം. കാലാകാലങ്ങളായി ഇവിടുത്തെ മനുഷ്യരുടെ ഉപബോധത്തിന്റെ കടിഞ്ഞാൺ പ്രത്യക്ഷമായോ പരോക്ഷമായോ ഈ ദേവതകൾ കരസ്ഥമാക്കിയിരിക്കുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണങ്ങളെ പരുവപ്പെടുത്തുന്നത് അനാദിയോളം പഴക്കമുള്ള മിത്തുകളത്രെ. അപ്പോഴേക്കും കുട്ടികൾ യാഥാർഥ്യങ്ങളിൽ നിന്നകന്ന് ഉറഞ്ഞുതുള്ളുന്ന ദേവതകളുടെ ലോകത്ത് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഹേമക്ക് തോന്നി. ചില സവിശേഷമായ പൂജകളുടെയും മൂർത്തികളുടെയും ചിത്രങ്ങളുള്ള ഒരാൽബം ശിഷ്യർക്ക് കൈമാറിയ ശേഷം അവരും ആ താഴ്‌വരയുടെ നിഗൂഢ സങ്കല്പലോകത്തേക്ക് അൽപനേരം മൗനമായലയാൻ പോയി. വൈകുന്നേരത്തെ നടത്തം എല്ലാവരെയും ഹരം കൊള്ളിച്ചു. ഗ്രാമം തട്ടു തട്ടായാണ് കിടക്കുന്നത്. ഇടത്തും വലത്തും കൽക്കെട്ടുകളുള്ള കുത്തനെ പോകുന്ന ഇടവഴികളിലൂടെ അവർ മേൽപ്പോട്ട് നടന്നു. കൽക്കെട്ടുകൾ വളഞ്ഞും പുളഞ്ഞും ഓരോ നിരപ്പുകളുടെയും അതിരായി മാറുന്നു. ഓരോ നിരപ്പിലും കല്ലും മരവും ഇടകലർത്തി പണിത വീടുകൾ. ചിലത് വളരെ ചെറുതും മറ്റു ചിലത് മച്ചുകളുള്ളതും. നിരന്ന മുറ്റങ്ങൾ പലതിലും പുല്ലും വൈക്കോലും കൂന കൂട്ടിയിട്ടിരിക്കുന്നു. സ്ളേറ്റുകല്ലുകൾ പാകിയ മേൽക്കൂരകളുള്ള പഴയ കെട്ടിടങ്ങൾ അതീവ സുന്ദരങ്ങളാണ്. അവയുടെ മുഷിഞ്ഞ കതകുകൾക്കും ജനാലകൾക്കും അരണ്ട പച്ചയും നീലയും നിറങ്ങൾ. അത്തരത്തിൽ ചിലവയുടെ മുകൾതട്ടിൽ ഏറ്റവും ഉയർന്ന ഭാഗത്ത്‌ മരത്തിൽ നിർമ്മിച്ച ചെറു ജാലകപ്പെട്ടി കണ്ട് തമോഗ്ന കുറച്ചത്ഭുതത്തോടെ ചോദിച്ചു Dev, What does they signify അയാൾ പറഞ്ഞു വസന്ത കാലത്ത് ധോലാ ധറിന്റെ താഴ്‌വരകൾ പൂക്കൾ കൊണ്ട് നിറയും. അവയിൽ നിന്നും പൂമ്പൊടിയുമായി എത്തുന്ന തേനീച്ചകൾക്കുള്ളതാണ് ഈ ജാലകപ്പെട്ടികൾ. അവരതിൽ കൂടുകൂട്ടുകയും തേനടകൾ ഉണ്ടാക്കുകയും ചെയ്യും. ആ ജാലകപെട്ടികളുടെ അടുത്തെത്താൻ ഗോവണികളൊന്നും തന്നെ ഇല്ലെന്നത് ശ്രദ്ധിച്ചോ? മിക്കവാറും ആളുകൾ അവയിൽ നിന്ന് തേനെടുക്കാറേയില്ല. ചിലർ വിശ്വസിക്കുന്നത് ഏതോ ആത്മാക്കൾ അവയോടൊപ്പം ഉണ്ടെന്നാണ് "Interesting!"പൂമ്പൊടി പുരണ്ട് ഭാരിച്ച ദേഹവുമായി മൂളിപ്പറക്കുന്ന ഒരു തേനീച്ചയെപ്പോലെ അവൾ താൻകേട്ടത് മറ്റുള്ളവരോട് പറയാൻ തെന്നിത്തെറിച്ചു കുതിച്ചു. ഇടവഴി അവസാനിക്കുന്നിടത്ത് ഒരു കൊച്ചു ക്ഷേത്രമുണ്ട്. ഗ്രാമത്തിൽ ഇനിയും ക്ഷേത്രങ്ങൾ പണിയുന്നുണ്ടെന്ന് അവിടെ നിന്നിരുന്ന ഒരാൾ പറഞ്ഞു. ക്ഷേത്രത്തിനു കുറച്ചപ്പുറം കാണുന്ന വീട്ടിൽ ആൾതിരക്കുണ്ട്. അവിടെ രാത്രി ഒരു വിവാഹം നടക്കാൻ പോകുന്നു. ഒരു വീട്ടിലെ വിവാഹം ഗ്രാമത്തിന്റേത് മുഴുവനുമാണ്. അൽപ്പാല്പമായ സന്തോഷങ്ങൾ ഒരു ചെറു ഗ്രാമം മുഴുവനും പങ്കിട്ടെടുക്കുന്നു. ഒരു കുഞ്ഞു ജനിക്കുന്നത് ഒരു വീട്ടിൽ വളരാനായല്ല. ഗ്രാമത്തിന്റെ മുഴുവൻ കുഞ്ഞായാണ്. പാരസ്പര്യത്തിന്റെയും സമരസപ്പെടലിന്റെയും പാഠങ്ങൾ അന്നേ അവൻ പഠിച്ചുകഴിയും. സന്ധ്യയാവാറായതോടെ കല്യാണവീട്ടിൽ പെൺകുട്ടികൾ നൃത്തത്തിനുള്ള തയ്യാറെടുപ്പാണ്.അതുകണ്ട് തമോഗ്ന നാട്ടി നൃത്തത്തിന്റെ ചുവടുകൾ അനുകരിച്ചു വായുവിൽ താളത്തിൽ കൈകൾ തുഴഞ്ഞു. അവളുടെ ആ ഭാവം കണ്ട് ദേവൻ ചിരിയടക്കി. ഇരുട്ടി തുടങ്ങിയപ്പോൾ തിരിച്ചു നടക്കാമെന്ന് ഹേമ പറഞ്ഞു. കയറിയതുപോലെ എളുപ്പമല്ല കുത്തനെയുള്ള വഴികളിലൂടെ താഴോട്ടിറങ്ങാൻ. ചെറിയ പറ്റങ്ങളായി വളരെ ശ്രദ്ധിച്ച് അവർ താഴോട്ടിറങ്ങുമ്പോൾ താമോഗ്ന അയാളോടൊരു രഹസ്യം പറഞ്ഞു ഞാനിവിടെ വന്നിട്ടുണ്ട് ദേവ് എത്രയോ തവണ സ്വപ്നത്തിൽ ഈ കുത്തുകല്ലുകൾ കയറിയിട്ടും ഇറങ്ങിയിട്ടുമുണ്ട്. അപ്പോൾ എനിക്ക് മുന്നിൽ രണ്ടു കുട്ടികൾ കൈപിടിച്ച് നടന്നു പോകും അതാ, അതുപോലൊരു വീടിന്റെ ഉമ്മറത്തിരുന്ന് ഒരു വൃദ്ധ എന്നെ അകത്തേക്ക് വിളിക്കും. ആരുടെയോ കൈകൾ വിടുവിച്ച് ഞാൻ അവരുടെ വീട്ടിലേക്ക് ഓടിക്കയറും" ഇത്രയും പറഞ്ഞ് അവൾ അയാളുടെ കൈകളിലേക്ക് നോക്കി Certainly they are not mine" എന്ന് പറഞ്ഞ് ദേവൻ കൈകൾ പിന്നിൽ കെട്ടിയപ്പോൾ അവൾ പൊട്ടിച്ചിരിച്ചു. സ്വപ്നങ്ങളിൽ സത്യമുണ്ടോ? അതും പഠിക്കേണ്ട വിഷയമാണ്. മുന്നിൽ നടക്കുന്നത് തന്റെ സ്വപ്നങ്ങളിലെ മായൻ കന്യക! അവളും ഇപ്പോൾ സ്വപ്‌നങ്ങൾ ആവർത്തിച്ചു കാണാറുണ്ടെന്ന് പറയുന്നു. കൗതുകം തന്നെ. തിരിഞ്ഞു നോക്കി അവൾ വീണ്ടും ചോദിച്ചു ഇവിടെ അപൂർവം ചില ഗോത്ര സമൂഹങ്ങളിൽ ഒരു വീട്ടിലെ സഹോദരന്മാർ എല്ലാം ചേർന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്കും അതു സമ്മതമത്രേ. സ്ത്രീകളുടെ എണ്ണം കുറവായതിനാലാണോ? നിങ്ങൾ എങ്ങനെയാണ് അതിനെ കാണുന്നത്?" അയാൾ പറഞ്ഞു "കവികൾ കാല്പനികത കല്പ്പിച്ചു നൽകിയ സ്ത്രീ പുരുഷ ബാന്ധവങ്ങൾക്ക് പിന്നിൽ വംശ വർദ്ധന നടത്താനുള്ള വെറും മൃഗചോദന മാത്രമാണെന്നാണ് ഞാൻ ഇതുവരെ മനസ്സിലാക്കിയിരിക്കുന്നത്. മനുഷ്യൻ ഇപ്പോഴും ഒരു മൃഗം തന്നെയല്ലേ താമോഗ്? എനിക്കിത്തരം സാമൂഹിക വ്യവസ്ഥകളിൽ അത്ഭുതം തോന്നുന്നതേയില്ല!" അത്‌ പറഞ്ഞപ്പോൾ അയാൾക്ക് യാതൊരു സംശയവും തോന്നിയില്ല. അവിചാരിതമായി കണ്ടുമുട്ടിയ, തന്റെ പകുതി മാത്രം പ്രായം വരുന്ന ഈ പെൺകുട്ടിയോട് തനിക്കു പ്രണയം തോന്നുന്നുണ്ടെങ്കിൽ അത് വെറും മൃഗചോദനയല്ലാതെ മറ്റെന്താകാനാണ്? അയാൾ ഒരു നിമിഷത്തേക്ക് തന്നെയൊരു മൃഗമായി സങ്കല്പിച്ചു. തന്റെ തന്നെ സന്തതി പരമ്പരകളിൽ പ്രജനനം നടത്താൻ ചാന്ദ്ര പക്ഷങ്ങൾ കാത്തിരിക്കുന്ന ഒരു വന്യമൃഗം! " എങ്കിൽ കേട്ടോളൂ..ഒരു നരവംശ ശാസ്ത്രജ്ഞയായ ഞാൻ ഒരിക്കലും അതൊരത്ഭുതമായി കാണുന്നില്ല. എന്നാൽ ഒരു സ്ത്രീപക്ഷവാദിയായ ഞാൻ ബഹുഭർതൃത്വം ഒരു സ്ത്രീയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് വിശ്വസിക്കുന്നു. അതേ സമയം ഇതൊന്നുമല്ലാത്ത അസംസ്‌കൃതയായ, നിങ്ങൾ ചിലപ്പോൾ നാലാംകിടയെന്നു വിളിച്ചേക്കാവുന്ന എന്നിലെ സ്ത്രീ ചിന്തിക്കുന്നത് മറ്റൊന്നാണ്. നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹം അളവിൽ കൂടുതലാണെങ്കിൽ അത് വിഷമാണ്. അളവിൽ കുറഞ്ഞാലും അങ്ങനെ തന്നെ. എന്ത്തന്നെയായാലും ആരാലും സ്നേഹിക്കപ്പെടാതെ, ആരാലും സൗന്ദര്യമാസ്വദിക്കാതെ പോകുന്ന ഒരു സ്ത്രീയെപ്പോലെ ശപ്തയായവൾ ആരുണ്ട്? അങ്ങനെയാകുമ്പോൾ നാലോ അഞ്ചോ പുരുഷന്മാരെ ഒരുമിച്ചു വരിക്കുന്ന ഒരു സ്ത്രീ ഒരർത്ഥത്തിൽ ശപിക്കപ്പെട്ടവളല്ല. അവൾ മഹാബുദ്ധിമതിയായിരിക്കണം. തനിക്കുലഭിക്കുന്ന ഓരോ പുരുഷനും ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നുകൊടുക്കുന്ന അളവ്നാഴി പോലുള്ള ഹൃദയമുള്ളവൾ അതേസമയം അവളെ വരിച്ച പുരുഷന്മാരോ! പുരുഷ സഹജമായ സ്വാർത്ഥതക്ക് നിരന്തരം ഭ്രഷ്ട് കല്പിച്ച് തന്റെ ഇണയെ മറ്റുള്ളവർക്ക് പകുത്തു കൊടുക്കേണ്ടി വരുന്ന നിസ്സഹായ ജന്മങ്ങൾ! സത്യത്തിൽ നിങ്ങളെത്തന്നെ പകുത്തു കൊടുക്കുന്നതിനേക്കാൾ ദുസ്സഹമല്ലേ നിങ്ങൾക്ക് സ്വന്തമായൊന്നിനെ പകുത്തു കൊടുക്കുന്നത് ഇത്രയും പറഞ്ഞ് ചോദ്യരൂപത്തിൽ തന്നെ നോക്കുന്ന അവളോട് എന്ത് പറയണമെന്നറിയാതെ അയാൾ നിന്നു. എന്നിട്ട് ഇരുട്ട് പടരാൻ തുടങ്ങുന്ന ഇറക്കത്തിലേക്കു നോക്കി പിറുപിറുത്തു അറിയില്ല തമോഗ്. പകുത്തു കൊടുക്കാനാവാത്ത വിധം ഞാനാരെയും സ്നേഹിച്ചിട്ടില്ല നിശ്ചലനായി നിൽക്കുന്ന അയാളുടെ കൈ പിടിച്ച് അടുത്ത കൽക്കെട്ടിലേക്ക് കാൽ വെക്കുമ്പോൾ അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു " എങ്കിലൊരു ക്രൂരനാണ് നിങ്ങൾ. എന്റെ കാമുകനെപ്പോലെ തന്നെ ക്രൂരൻ അതുപറയുമ്പോൾ അഴിഞ്ഞു കിടക്കുന്ന ചുരുണ്ട മുടിക്കടിയിൽ മറഞ്ഞുപോയ അവളുടെ മുഖം ഒന്ന് കണ്ടിരുന്നുവെങ്കിലെന്ന് അയാൾ ആഗ്രഹിച്ചു. അപ്പോഴേക്കും കൈകൾ വിടുവിച്ച് അവൾ കൂട്ടുകാരോടൊപ്പം എത്തിയിരുന്നു. അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോൾ ദേവദത്തൻ ആലോചിച്ചു. അവൾ പറഞ്ഞത് സത്യമാകാനേ വഴിയുള്ളൂ. ബ്രാഹ്‌മണന് ഗുജ്‌ജാർ സ്ത്രീയിൽ ജനിച്ചവനാണ് താൻ. യുഗങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുന്ന തന്റെ നാട്ടിൽ, ഒരാൾ വരേണ്യതയുടെ ആനുകൂല്യം വേണ്ടുവോളമുണ്ടായിട്ടും അവയൊന്നും വേണ്ടെന്നു വച്ച് ജീവിതം മുഴുവൻ ഒരു താണ ജാതിക്കാരി സ്ത്രീയെ മാത്രം ചേർത്തുപിടിച്ചെങ്കിൽ അത്‌ വെറും മൃഗ ചോദനകൊണ്ടാകില്ല. ആഭിജാത്യരുടെ നിരാകരണവും നിരന്തര പീഡനവും ഏറ്റു വാങ്ങിയിട്ടും ആ സ്ത്രീ മരിക്കുവോളം അയാൾക്കൊപ്പം നിന്നെങ്കിൽ അതും മൃഗചോദനയാവില്ല. അരുതുകൾക്കിടയിൽ ആട്ടിൻപറ്റങ്ങളെ മേച്ചു നടന്ന ബാല്യത്തിൽ ഒരിക്കൽ പോലും തന്നിൽ വംശീയ ചിന്തകൾ ഉടലെടുക്കാതിരുന്നത് അവരുടെ സ്നേഹം വെറും സങ്കൽപ്പമല്ലാതിരുന്നതുകൊണ്ടാണ്. വേണ്ടുവോളം സ്നേഹിക്കപ്പെട്ടവനാണ് താൻ. എന്നിട്ടും തനിക്കെന്താണ് സ്നേഹമുൾക്കൊള്ളാൻ ആവാതെ പോയത്? തന്റെ പെൺകുട്ടി പറഞ്ഞപോലെ ഏറിയും കുറഞ്ഞും പോകാതെ കൃത്യമായി സ്നേഹം അളന്നു കൊടുക്കാൻ താൻ എന്നാണ് പഠിക്കുക? നേരമേറെയായിട്ടും പുറത്തു തീകാഞ്ഞിരുന്നു കുട്ടികൾ സൊറപറയുന്നുണ്ട്. അവരിലാരോ ബൊഹീമിയൻ റാപ്സോഡി ഉച്ചത്തിൽ പാടുന്നു. അത് ശ്രദ്ധിച്ച് കിടക്കുന്നതിനിടയിലെപ്പോഴോ അയാൾ ഉറക്കത്തിലേക്കു വീണു. എവിടെയോ ഉരസി വീഴുന്നുണ്ട് മഞ്ഞുപാളികൾ. ചുറ്റും കലങ്ങിമറിഞ്ഞു രുദ്രതാണ്ഡവം ആടുന്ന നദി. ഇടിഞ്ഞു തൂർന്ന കുഴമണ്ണിനടിയിൽനിന്നും ഉയർന്നു നിൽക്കുന്ന ഒരു കൈ. നിശബ്ദം നിലവിളിക്കുന്ന അതിനെ നോക്കി സ്തംഭിച്ചു നിൽക്കുന്ന താൻ. ഞെട്ടലോടെ ഉണർന്നപ്പോൾ ഇടുങ്ങിയ പാതക്ക് വലതുവശമുള്ള ഗർത്തത്തിൽ ഇരുട്ടിൽ തിളങ്ങുന്നുണ്ട് ബിയാസ് നദിയുടെ വെള്ളിയാഭരണങ്ങൾ. നേരം പാതിരാ കഴിഞ്ഞിരുന്നു. തമോഗ്ന നരച്ച രോമക്കോട്ടിനടിയിൽ ഒരു മണ്ണെലിയെപ്പോലെ ചുരുണ്ടു കൂടി തനിക്കരികിൽ ഉറങ്ങുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴുന്നതിന് മുൻപ് തന്നെ ബജൗറ കഴിഞ്ഞു. ശേഷം നാലു ചുറ്റിനും ഉയർന്നു നിൽക്കുന്ന കുന്നുകൾക്ക് കീഴെ ശാന്തമായി ഉറങ്ങുന്നു കുളു. ഇവിടെ സഞ്ചാരികൾക്ക് വേണ്ടിയുള്ള ആധുനികതയുടെ മൂടുപടം പേറുന്ന ചെറു നഗരം കടന്നാൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകൾ കുടിയിരിക്കുന്ന പുരാതന ക്ഷേത്ര സ്ഥലികളുണ്ട്. അവയുമായി ഇഴ ചേർന്നു ജീവിക്കുന്ന പർവതമനുഷ്യരുണ്ട്. ചീകിയെടുത്ത സ്ളേറ്റു കല്ലുകൾ പാകിയ മേൽക്കൂരക്ക് കീഴെ പൈൻ മരത്തിന്റെ നേരിപ്പോടുകളെരിയുന്ന വീടുകൾക്കുള്ളിൽ വിത്തും വിതയും ആട്ടിൻപറ്റങ്ങളുമായി കഴിയുന്ന സ്വച്ഛമായ ജീവിതങ്ങൾ. അവരെയാണ് തന്റെ കുട്ടികൾ അടുത്തറിയേണ്ടത്. ധോലാധർ മലനിരകളോട് ചേർന്ന് നിൽക്കുന്ന ജോൻഗ താഴ്‌വരയിലാണ് താമസിക്കേണ്ടത് പുകമഞ്ഞു വീണു കിടക്കുന്ന പർവതപാതക്കരികിൽ ബസു നിർത്തി. ഉദയത്തിന്റെ മങ്ങിയ വെളിച്ചം താഴ്‌വരയെ ആശ്ലെഷിക്കാൻ തുടങ്ങിയിരിക്കുന്നു. ഏതോ ഒരിടയൻ ആട്ടിൻ പറ്റത്തെയും തെളിച്ച് റോഡിൽക്കൂടി പോകുന്നുണ്ട്. അവയുടെ കരച്ചിൽ കേട്ട് ഹേമ ഉണർന്നു Dev, are you still asleep വിളിച്ചു ചോദിച്ചുകൊണ്ട് അവർ എഴുന്നേറ്റു വന്നു. അയാൾ തനിക്കരികിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന തമോഗിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു Look at this! a sleeping himalayan shrew അവരുടെ ചിരി കേട്ട് കുട്ടികൾ ഉണർന്നു തുടങ്ങി. ബസിറങ്ങി വശത്തേക്കുള്ള മൺപാതയിലൂടെ അരണ്ട വെളിച്ചത്തിൽ അല്പം നടന്നു. കുത്തുകല്ലുകൾ പാകിയ കയറ്റം കയറിക്കഴിഞ്ഞപ്പോൾ താമസിക്കാനായി ഒരുക്കിയ കോട്ടേജുകളെത്തി. ഗ്രാമം അതി മനോഹരമാണ്. അതിരിൽ ആകാശം ചുംബിച്ചു നിൽക്കുന്ന സിഡർ മരങ്ങൾ. അതിനുമപ്പുറം ധോലാധർ ധ്യാനത്തിൽ നിന്നുണർന്ന് ഉദയമുരുക്കിയ സ്വർണമകുടമണിഞ്ഞ് ആഹ്ലാദവാനായി നിൽക്കുന്നു. കുട്ടികളോട് വിശ്രമിക്കാനാവശ്യ പ്പെട്ട് ദേവൻ ഹേമയെയും കൂട്ടി അവർക്കായി നിശ്ചയിച്ച കൊട്ടേജിലേക്ക് നടന്നു. പ്രതീക്ഷിച്ചതിലും വൈകിയാണ് എത്തിയത്. പ്രഭാതഭക്ഷണത്തിനു ശേഷം പതിനൊന്നു മണിയോടെയെങ്കിലും അന്നത്തെ സെഷൻ ആരംഭിക്കേണ്ടതുണ്ട്. ഹേമ ഓർമ്മപ്പെടുത്തി. അവർക്കറിയാം താനിവിടെയെത്തിയാൽ സ്ഥലകാലങ്ങൾ മറക്കുമെന്ന്. ജോൻഗയിൽ എത്തിയ വിവരം കോർഡിനേഷൻ ടീമിനെ അറിയിച്ച ശേഷം അവർ മുറിയിലേക്ക് പോയി. അനേകം കാതങ്ങൾ ഒഴുകിയലഞ്ഞ് സത്ലജിൽ ചെന്നുചേർന്ന ബിയാസ് നദിയുടെ ശാന്തത അയാൾക്കാനുഭവപ്പെട്ടു. കിടപ്പുമുറിയുടെ ചെറുജനാലയിൽക്കൂടി പുറത്തേക്ക് നോക്കുമ്പോൾ ദൂരെയെവിടെയോ തന്റെ ആട്ടിൻ പറ്റങ്ങൾ മേഞ്ഞു നടപ്പുണ്ടെന്ന് തോന്നി. അന്നു കൂട്ടം തെറ്റിപ്പോയ ഒരാട്ടിൻകുഞ്ഞ് തുള്ളിക്കുതിച്ചെത്തി കിന്നരിതൊപ്പിയണിഞ്ഞ തന്നോട് ചോദിക്കുന്നു "ദേവ്, നിങ്ങൾക്ക് വീണ്ടും ആട്ടിടയനാകണോ ചെറു ചിരിയോടെ അയാൾ കിടക്കയിലേക്കമർന്നു. ഏകദേശം പതിനൊന്നു മണിയായപ്പോൾ ഭക്ഷണശേഷം ഒത്തുകൂടിയ കുട്ടികളെയും കൊണ്ടയാൾ അടുത്തുള്ള പുൽപരപ്പിലേക്കു നടന്നു. അവിടെ കണ്ട ഒരു പോപ്ലാർ മരച്ചുവട്ടിൽ എല്ലാവരോടും ഇരിക്കാനാവശ്യപ്പെട്ട ശേഷം അരികെ എഴുന്നു നിൽക്കുന്ന ഒരു വെളുത്ത പാറയിൽ കയറിയിരുന്ന് ആ താഴ്‌വരയുടെ സാംസ്കാരിക പരിണാമങ്ങളുടെ ഒരേകദേശ രൂപം വിവരിച്ചു. " കുളു ദേവതകളുടെ താഴ്‌വരയാണ്. ഏകദേശം മുന്നൂറോളം ദേവതകളെ ചുറ്റിപ്പറ്റി വളർന്നുവന്ന ഗോത്രങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന ഭൂമി. നാഗാരാധനയുടെ കേന്ദ്രം. നാഗങ്ങളെ ആരാധിച്ചവർ പിന്നീട് നാഗന്മാർ എന്ന ഗോത്ര സമൂഹമായി അറിയപ്പെട്ടു. അവരുടെ പുരാതന പൂർവികർ ആസ്ത്രോ ഏഷ്യാറ്റിക് മനുഷ്യരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ആസ്ത്രോകളുടെ ആദ്യകാല കുടിയേറ്റങ്ങൾ ഏകദേശം 60,000 വർഷങ്ങൾക്കു മുൻപാണെന്ന് കരുതപ്പെടുന്നു. ചില ഗവേഷകർ കരുതുന്നത് അവർ ദ്രാവിഡരെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞിരുന്നു എന്നാണ്. ആദ്യകാലത്തു പുല്മേടുകളിൽ നാൾക്കാലികളെ മേച്ചുകൊണ്ട് നടന്നിരുന്ന അവർ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പടിഞ്ഞാറൻ ഹിമാലയനിരകളിലെ വനസ്ഥലികളെ ഉഴുതുമറിച്ചൊരുക്കിയ നാഗന്മാരുടെ പൂർവികർ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് സർപ്പങ്ങളെയാണ്. വിത ക്കുമ്പോഴും വിളവെടുക്കുമ്പോഴും അവർക്കിടയിലെ അനേകം പേർ അളകളിൽ നിന്നും പുറത്തു വന്ന സർപ്പങ്ങളുടെ ദംശനമേറ്റു പിടഞ്ഞു വീണു. വിഷം തീണ്ടിയുള്ള മരണങ്ങൾ അവരിൽ ഭയം നിറച്ചു. കാലക്രമേണ അവരുടെ ജീവിത ചക്രം നിയന്ത്രിക്കുന്നത് തന്നെ സർപ്പങ്ങളാണെന്ന് അവർ നിശ്ചയിച്ചു. സർപ്പദംശനമേൽക്കാത്തവരുടെ ജീവിതങ്ങൾ നാഗദേവതകൾ അവർക്ക് കനിഞ്ഞു കൊടുത്ത വരമായി. നാഗന്മാരുടെ ആദിമ ഗോത്രങ്ങൾ വിതയ്ക്കലിനും വിളവെടുപ്പിനും മുൻപ് ദേവതകളുടെ പ്രീതിക്ക് നരബലികൾ നടത്തുക പതിവായിരുന്നു. പിന്നീട് വടക്കേ ഇന്ത്യയിലേക്ക് പടർന്നു തുടങ്ങിയ ദ്രാവിഡർ ഇവർക്കുമേൽ ആധിപത്യം സ്ഥാപിച്ചുവത്രെ. എന്നാൽ അതിനു ശേഷം ഗംഗാസമതലങ്ങളിൽനിന്നും കുടിയേറിയ നാഗരികരുടെ സംസ്കൃതിയുമായി ദ്രാവിഡരും നാഗരും വീണ്ടും ഇടകലർന്നു. ഗംഗാസമതല നിവാസികളും നാഗങ്ങളെ ആരാധിക്കുന്നവരായിരുന്നു. അങ്ങനെ,മൂന്നു പുരാതന സമൂഹങ്ങൾ ഇടകലർന്നു പരിണമിച്ച് ഇന്ന് നിങ്ങൾ കാണുന്ന നാഗന്മാരുടെ പ്രപിതാമഹരുണ്ടായി. പിന്നീടുവന്ന ആര്യാധിനിവേശത്തിൽ അവരുടെ ഗോത്രസമൂഹങ്ങൾപടിഞ്ഞാറൻ ഹിമാലയനിരകളിലൊഴികെ പാർശ്വവൽക്കരിക്കപ്പെടുകയുണ്ടായി. മനുഷ്യരുടെ വിശ്വാസങ്ങളും ആരാധനാരീതികളും എങ്ങിനെ സംസ്കൃതികളെ സൃഷ്ടിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാഗന്മാർ. അവരുടെ ചില പുരാതന നാണയങ്ങളിലും ഉപകരണങ്ങളിലുമെല്ലാം നാഗരൂപങ്ങൾ പതിപ്പിച്ചിരിക്കുന്നത് കാണാം. പിൽക്കാലത്തിൽ ഇവരിൽ അനേകം പേർ ബുദ്ധമത വിശ്വാസികളായിത്തീർന്നു. എങ്കിലും ഇന്നും ഈ താഴ്‌വരയിലെ ഭൂരിഭാഗം മനുഷ്യരും ഇതുപോലുള്ള പല ഗ്രാമീണ ഗോത്രങ്ങളാണ്. ഹിമാലയൻ പഗോഡിയൻ മാതൃകയിൽ പണിതിരിക്കുന്ന അവരുടെ ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിങ്ങൾ അടുത്തു കാണുകയും സ്കെച്ചുകൾ തയ്യാറാക്കുകയും വേണം. ഇവിടുത്തെ ക്ഷേത്രങ്ങളിലെ മൂർത്തികൾ കല്ലിൽ കൊത്തിയെടുത്തവയല്ല. പല്ലക്കിൽ എഴുന്നള്ളിക്കുന്ന രീതിയിലുള്ള ചലിപ്പിക്കാൻ കഴിയുന്ന ലോഹമാതൃകകളാണ്. അതിൽ മുഖമൊഴികെ ബാക്കി ഭാഗങ്ങൾ പട്ടും തൊങ്ങലും കൊണ്ട് മൂടിയിരിക്കും". ഇത്രയും വിവരിച്ചുകഴിഞ്ഞപ്പോൾ വിക്ടർ പതിവുപോലെ സംശയമുന്നയിച്ചു Do they still follow human sacrifice anywhere around അവന്റെ പച്ചക്കണ്ണുകളിലെ അങ്കലാപ്പ് കണ്ട് തമോഗ്ന വിളിച്ചു പറഞ്ഞു Luckily not. Otherwise we could have given you as a bite അങ്ങനെ അല്പനേരം ഗോത്രസംസ്കൃതിയിലൂടെ നീന്തിനടന്ന അവർ ചിരിയുടെ കരപറ്റി. ഉച്ചകഴിഞ്ഞു ജോൻഗയിലെ ഗ്രാമീണ വഴികളിലൂടെ അല്പം നടക്കാമെന്നും ആളുകളെപ്പറ്റി അപ്പോൾ നിങ്ങൾക്ക് കൂടുതൽ അറിയാനായേക്കുമെന്നും പറഞ്ഞ് ദേവൻ തിരിച്ചു കോട്ടേജിലേക്ക് നടന്നു. ബസ് വീണ്ടും മലനിരകൾക്കിടയിലൂടെ സഞ്ചരിച്ചു. ഹേമ കുട്ടികൾക്ക് കുളുവിലെ ക്ഷേത്രങ്ങളുടെ വാസ്തു വിദ്യയെക്കുറിച്ച് വിവരിച്ചു കൊടുക്കുന്നു. ചമ്പയിലും ഛത്രാരിയിലും പൂർണ്ണമായും മരത്തിൽ പണിതീർത്ത ക്ഷേത്രങ്ങളുണ്ട്. ചമ്പാവതി ക്ഷേത്രത്തിന്റെ മണ്ഡപം അതിന്റെ വലിപ്പം കൊണ്ടല്ലെങ്കിലും സൗന്ദര്യം കൊണ്ട് ആരെയും ആകർഷിക്കും. പഗോഡകളും കഥകുനി മാതൃകകളുമെല്ലാം ഈ താഴ്‌വരയുടെ മാത്രം സ്വന്തം. മാറി മാറി വരുന്ന ഋതുക്കളെയും പ്രകൃതിക്ഷോഭങ്ങളെയും വെല്ലുവിളിച്ച് ഏഴാം നൂറ്റാണ്ടിലും അതിന് ശേഷവും പണിത ആ പുരാതന സൃഷ്ടികൾ ഇന്നും തലയുയർത്തി നിൽക്കുന്നു. എന്നാൽ ദേവദത്തൻ അപ്പോഴോർത്തത് അവയെക്കുറിച്ചല്ല. ബജൗറയിൽ വർഷകാലത്തിനു മുൻപ് മൂത്തു മതിർക്കുന്ന പഴത്തോട്ടങ്ങളെക്കുറിച്ചാണ്. അവയ്ക്കുമപ്പുറം നിരന്നു കിടക്കുന്ന നെൽവയലുകളെക്കുറിച്ചാണ്.മരിച്ചു മണ്ണടിഞ്ഞ ഓർമ്മകൾ എങ്ങുനിന്നാണ് ഉയിർത്തു മുളക്കുന്നത്? "Dev, where did you keep that ഓർമ്മകളിൽ നിന്നുണർത്തി തന്റെ പെൺകുട്ടി. Dev, where did you keep that ചോദ്യം ഒരിക്കൽ കൂടി അവളാവർത്തിച്ചു. അയാൾ മനസ്സിലാകാതെ കരിഞ്ഞ ഊതനിറമുള്ള അവളുടെ കണ്ണുകളിലേക്കു നോക്കി ഹേമ പറഞ്ഞുവല്ലോ കാംഗ്രയിൽ നിന്നും കണ്ടെടുത്ത തൃഗർത്തൻമാരുടെ നാണയം നിങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന്. ഏതെങ്കിലും കാരണവശാൽ നിങ്ങളത് കൊണ്ടുവന്നിട്ടുണ്ടോ അയാൾക്ക് ചിരിയൂറി എനിക്കോർമ്മയില്ല അവൾ ചെറിയ നിരാശയോട് കൂടി ചോദിച്ചു നിങ്ങളിപ്പോൾ പിന്നെന്താണ് ഓർക്കുന്നത്? അയാൾ അല്പം നീങ്ങിയിരുന്ന് അവളെ തനിക്കരികിലിരുത്തി അങ്ങ് ദൂരെ മലനിരകളിലേക്ക് ചൂണ്ടി "Tamog, Look there! അവിടെയൊരു ആട്ടിടയൻ ചെറുക്കനുണ്ട്. പുരാവസ്തു ഗവേഷകനായ ദേവ്ദത്തനു മുൻപ്, കഴുത്തിൽ കമ്പിളി ചുറ്റി, തലയിൽ കിന്നരിതൊപ്പിയണിഞ്ഞു കുറുവടിയുമായി ചെമ്മരിയാട്ടിൻപറ്റങ്ങളെ തെളിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുകാരൻ. അവനെയാണ് ഞാനിപ്പോൾ ഓർക്കുന്നത് അവൾ അയാളുടെ കണ്ണുകളിലേക്കു നോക്കി. അവയിൽ ഓർമ്മകൾ തെളിഞ്ഞു തിളങ്ങുന്ന ഒരിറ്റു കണ്ണാടി വെള്ളം. അയാളുടെ കയ്യിൽ മുറുക്കെപ്പിടിച്ച് ഓടിയകലുന്ന കുന്നുകളിലേക്ക് നോക്കി അവൾ അല്പനേരമിരുന്നു. എന്നിട്ട് പറഞ്ഞു ചില ഓർമ്മകൾ അങ്ങനെയാണ്. ഇടയ്ക്കിടെ കല്ലറകളിൽനിന്നുയിർത്തു വരും. എപ്പോഴെങ്കിലും നോക്കുന്ന കണ്ണാടിയിൽ, പൈപ്പിൽ നിന്നിറ്റു വീഴുന്ന കുളിമുറി വെള്ളത്തിൽ, മൗനം ഉരുകിയൊലിക്കുന്ന ചില സന്ധ്യകളിൽ അദൃശ്യമായ ആത്മാവിനെപ്പോലെ അവ നമ്മെ ആവേശിക്കും. എന്നാൽ നിങ്ങളിപ്പോൾ അറിഞ്ഞുകൊണ്ട് അവയുടെ കല്ലറകൾ തുറന്നു വീട്ടിരിക്കുകയാണ്. സത്യത്തിൽ ദേവ്, നിങ്ങളിവിടേക്കു വന്നിരിക്കുന്നത് അൽമോറയിലെ ശിലാലിഖിതങ്ങൾ ഉത്ഘനനം ചെയ്തെടുക്കാനോ ഞങ്ങളെ പഠിപ്പിക്കാനോ അല്ല. You have arrived to unearth your fossilized past" സത്യമാണ്. അറിഞ്ഞോ അറിയാതെയോ ശിലീഭൂതമാക്കപ്പെട്ട തന്റെ ഭൂതകാലം ചികയാൻ -അതിനുവേണ്ടി മാത്രമാണ് താൻ തിരികെ വന്നിരിക്കുന്നത്. അതിലെവിടെയും തന്റെ കയ്യിൽ മുറുക്കെപ്പിടിച് അരികിലിരിക്കുന്ന ഈ പെൺകുട്ടിയില്ല. എങ്കിലും അന്നുമുതൽ ഇന്നുവരെ അവളുണ്ടായിരുന്നുവെന്നു തോന്നിപ്പിക്കുന്നു. തന്റെ ആത്മാവിലേക്ക് ചൂഴ്ന്നു നോക്കുന്ന ഊതനിറമുള്ള ഈ ചിത്രശലഭക്കണ്ണുകളെ പ്രണയിക്കാതിരിക്കുന്നതെങ്ങിനെ! എന്നാൽ പിന്നീടങ്ങോട്ട് അവൾ സംസാരിച്ചുകൊണ്ടിരുന്നത് അവളുടെ കാമുകന്റെ ഗവേഷണവിഷയത്തെപ്പറ്റിയാണ്. കാംഗ്രയിലും പത്താൻകോട്ടിലും ഉണ്ടായിരുന്ന തൃഗർത്തൻമാരുടെ സാന്നിധ്യത്തെപ്പറ്റി. അയാൾക്ക് ചിരിവന്നു. അല്ലെങ്കിലും വെള്ളിയിഴകളെ താലോലിച്ചു തുടങ്ങിയ താനവളെ പ്രണയിക്കുമെന്ന് അവൾ എങ്ങനെ സങ്കൽപ്പിക്കാനാണ്! വിക്ടർ ഓരോ അപ്പിളുകൾ അവർക്കെറിഞ്ഞു കൊടുത്തു. ഉച്ചഭക്ഷണം വഴിയിലെവിടെയും തരപ്പെടാത്തതുകൊണ്ട് കുട്ടികൾ ഇടയ്ക്കിടെ അതുമിതും കൊറിച്ചുകൊണ്ടിരുന്നു. താമോഗ് അവർക്കിടയിൽ ഓടിനടന്ന് ചിലതെല്ലാം തട്ടിപ്പറിച്ചു കഴിക്കുകയും ഇടയ്ക്കിടെ ഹേമയുടെ അരികിൽച്ചെന്ന് എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു. ഹുവാന്റെ മെക്സിക്കൻ ഗാനം എല്ലാവരെയും ഹരം കൊള്ളിച്ചു. അരക്കെട്ടിളക്കി അവനോടൊപ്പം നൃത്തം ചെയ്യുന്ന തമോഗ്നയെ നോക്കി ചിരിക്കാതിരിക്കാൻ ആർക്കുമായില്ല. അവൾ അറിഞ്ഞോ അറിയാതെയോ എല്ലാവരിലും ആനന്ദം കോരി നിറയ്ക്കുന്നു. സൂര്യവെളിച്ചം പതിയെ താണു തുടങ്ങുമ്പോൾ കുട്ടികൾ പുറത്തിറങ്ങി ലഘുഭക്ഷണം കഴിച്ചു. അയാളും ഹേമയും അവരോടൊപ്പം കൂടി. കഴിച്ചുകഴിഞ്ഞു കുറച്ചു ഫോട്ടോകളുമെടുത്തു തിരികെ കയറിയപ്പോൾ തമോഗ്ന വന്നു രഹസ്യമായി ചോദിച്ചു നിങ്ങൾക്കു വീണ്ടും ആട്ടിടയനാവണോ ദേവ് അവൾ കയ്യിലുണ്ടായിരുന്ന ഒരു പഹാഡിതൊപ്പിയെടുത്ത് അയാളുടെ തലയിൽ വച്ചു. പുറത്തുനിന്നൊടിച്ചെടുത്ത ഒരു കാട്ടുചെടിയുടെ കമ്പ് കയ്യിൽ കൊടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു Look at you shepherd! നിങ്ങൾ ഇങ്ങനെയിരുന്നാൽ പോരാ. കൂട്ടം തെറ്റിയ ആ കുഞ്ഞാടില്ലേ, നിങ്ങളുടെ താടിരോമങ്ങളെക്കാൾ വെളുത്തത് അതിനെ കണ്ടുപിടിച്ചു തിരികെ കൊണ്ടുവരേണ്ടതുണ്ട് ആ സുന്ദര നിമിഷത്തിൽ അവളെ ആലിംഗനം ചെയ്യുവാനാകാത്ത തന്റെ നിസ്സഹായതയോർത്ത് അയാൾ ഒരു വിഡ്ഢിച്ചിരി ചിരിക്കുക മാത്രം ചെയ്തു. പിന്നെയുമൊരിറക്കമിറങ്ങി അവിടവിടെ കൂണുകൾ മുളച്ചു പൊന്തി നിൽക്കുന്ന പൈൻ മരക്കാടുകൾക്കിടയിലൂടെ അവർ നടന്നു. കാറ്റു ചൂളം കുത്തുന്ന മുനമ്പിൽ കുന്നവസാനിക്കുന്നു. നാലു കൽക്കുറ്റികളിൽ വരിഞ്ഞു കെട്ടിയ വേലിക്കപ്പുറം മഞ്ഞിഴയുന്ന അഗാധത. ഹേമ വിരൽ ചൂണ്ടിയിടത്തേക്ക് അവർ ശ്വാസമടക്കി നോക്കി നിന്നു. മഞ്ഞിനെ കാറ്റു കവരുമ്പോൾ വളരെപതുക്കെ വെളിപ്പെടുന്ന അർദ്ധ ചന്ദ്രാകൃതിയിലുള്ള നൈനി. കരിനീല നിറമുള്ള അവളുടെ മേനിയിൽ മറുകുകൾ പോലെ തോണികൾ. "How is the view ഹേമയുടെ ചോദ്യം കുട്ടികൾ കേട്ടില്ലെന്നു തോന്നി. ദേവഭൂമിയുടെ മഹാമൗനം മുഴുവൻ ആ നിമിഷം അവരിലേക്ക് ഉരുകിയൊലിച്ചതു പോലെ. വിക്ടർ മാത്രം പിറു പിറുത്തു "Breathtaking"! ദേവദത്തന്റെ കണ്ണുകൾ നൈനിയിൽ നിന്നും തമോഗ്നയിലേക്ക് അനുസരണയില്ലാതെ സഞ്ചരിച്ചു. പ്രാലേയത്തിനടിയിൽ വെളിപ്പെട്ട തടാകം പോലെ അവൾ തനിക്കരികിൽ വിടർന്ന മിഴികളുമായി നിശബ്ദം നിൽക്കുന്നു. അനുസരണയില്ലാത്ത കാറ്റ് മുടിയിഴകൾ വകഞ്ഞു മാറ്റിയപ്പോൾ കണ്ടു സൂര്യനിതേവരെ സ്പർശിച്ചിട്ടില്ലെന്നു തോന്നിച്ച പിൻകഴുത്തിൽ, നീല ഞരമ്പിൽ, പടർന്നു കയറിയ മരതക മറുക്! അന്നു രാത്രി, പൊടിഞ്ഞമർന്ന തന്റെ ഹൃദയത്തിനുമേൽ വിരലോടിക്കുന്ന കന്യകയെ ഒരിക്കൽ കൂടി സ്വപ്നം കാണാൻ അയാൾ അതിയായി ആഗ്രഹിച്ചു. അവളുടെ പിൻകഴുത്തിൽ സൂര്യസ്പർശമേൽക്കാതെ മയങ്ങുന്ന മരതകവർണ്ണം കലർന്ന ഒരു മറുകുണ്ടോ? പിറ്റേന്ന് അതിരാവിലെ വിറക്കുന്ന തണുപ്പിൽ കുളുവിലേക്കു പുറപ്പെടുമ്പോഴും തന്റെ പെൺകുട്ടി എത്തിയത് വൈകിത്തന്നെ. കുറഞ്ഞത് പതിനാറു മണിക്കൂറുകൾ എടുക്കും കുളുവിലെ റിസർച്ച് സെന്ററിൽ എത്താൻ. Train മതിയെന്ന് ഹേമ പറഞ്ഞതാണ്. താനാണ് ബസിൽ പോകാമെന്നു ശഠിച്ചത്. കുട്ടികൾ ഈ താഴ്‌വരയെ ആവോളം അടുത്തറിയട്ടെ. അതിൽ ഒരു ലഹരിയുണ്ട്. യുവത്വത്തിൽ താൻ മതിവരുവോളം രുചിച്ചിറക്കിയ ലഹരി. നിതാന്ത മൗനത്തിന്റെ ലഹരി. വിളറിയ ഇരുട്ടിൽ ബസ് പതിയെ നിരങ്ങി നീങ്ങിത്തുടങ്ങി. കുട്ടികൾ പാതിയും മയക്കത്തിലാണ്. ഇക്കാലമത്രയും ഓടിയലഞ്ഞ പ്രകാശവേഗമാർന്ന തന്റെ മനസ്സ് ഈ താഴ്‌വരയിൽ മാത്രം പതിയെ, വളരെ പതിയെ സഞ്ചരിക്കുന്നു. ഇടയ്ക്കിടെ ദീർഘ നിശ്വാസമെടുത്തു കിതപ്പാറ്റുന്നു. അയാൾ അറിയാതെ മൂളി Imagine all the people Living life in peace You may say I am a dreamer ഹേമ അടക്കിച്ചിരിച്ചു. അവർക്കറിയാം മെരുക്കമില്ലാത്ത തന്റെ മനസ്സിപ്പോൾ ഗൂഢമായി ആഹ്ലാദിക്കുന്നത്. വെയിൽ പരന്നപ്പോൾ ബസ് നിന്നു. വഴിക്കരികിൽ ഒരു ചെറിയ കടയിൽ നിന്നും കൊതിപ്പിക്കുന്ന മണം. തലയിൽ ചുവന്ന കെ ട്ടുകെട്ടി നിറയെ വെള്ളി വളകളും മൂക്കുത്തിയുമണിഞ്ഞ ഒരു പഹാഡി സ്ത്രീ അടുപ്പിനരികിൽ കൂനിക്കൂടിയിരുന്നു പാചകം ചെയ്യുന്നുണ്ട്. അവർ മാവു കുഴച്ച് പരത്തി അതിൽ വേവിച്ച പഠാണിയും പച്ചമുളകും കടലയും എല്ലാം നിറച്ച് ആവിയിൽ വെക്കുന്നു. അല്പം നെയ് പുരട്ടി മല്ലിയിലയുടെ കൂടെ അവർ വിളമ്പുന്ന പലഹാരം കുട്ടികൾ രുചിയോടെ കഴിക്കാൻ തുടങ്ങി. തന്റെ ഭൂതകാലത്തിന് ഈ പലഹാരത്തിന്റെ രുചിയും മണവുമുണ്ട്. തന്റെ അമ്മയും ഒരു പഹാഡി സ്ത്രീയായിരുന്നു. അവരും ഇതുപോലെ കൂനിക്കൂടി അടുപ്പിനരികിലിരുന്ന് ബാല്യത്തിൽ തന്നെ ഊട്ടിയിരുന്നു. ഏതോ ഒരു കൊയ്ത്തുകാലത്ത്, ചെള്ളുകൾ പടർത്തുന്ന പനി അവർക്കും പിടിപെട്ടു. പഹാഡികൾ വൈദ്യൻമാരെക്കാൾ ദേവതകളെ വിശ്വസിക്കുന്നു. വ്യാധികൾ മാറ്റുന്ന ദേവതകളുണ്ട് ഗ്രാമാന്തരങ്ങളിൽ. എന്നാൽ അവരാരും തന്റെ അമ്മയുടെ പനി മാറ്റിയില്ല. തണുപ്പ് മൂർച്ഛിച്ചപ്പോൾ അവർ പിച്ചും പേയും പറയാൻ തുടങ്ങി. പേച്ചുകൾക്കിടയിലെപ്പോഴോ അവരുടെ ശ്വാസം നിലച്ചു. മരണവും ദേവേച്ഛ. ആളുകൾ പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കാണാതിരുന്നത് കൊണ്ടാവാം ഹേമ അന്വേഷിച്ചു വന്നു മുറിയിലേക്ക് ക്ഷണിക്കുമ്പോൾ, പ്രതീക്ഷിച്ച അതേ ചോദ്യം. അവർ അയാളെ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇരിക്കുവാനാവശ്യപ്പെട്ടു. അയാൾ എന്നത്തേയും പോലെ ഒരു കൊച്ചുകുഞ്ഞിന്റെ അനുസരണയോടെ ഇരുന്നപ്പോൾ പതിയെ അയാളുടെ കൈ പിടിച്ചവർ ചോദിച്ചു "Dev, are you still not over Tanya എനിക്കു നിങ്ങൾ രണ്ടുപേരും എന്റെ കുഞ്ഞുങ്ങൾ. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ സമയമായില്ല എന്ന് ഓർമിപ്പിക്കേണ്ടതായിരുന്നു. പക്ഷേ എന്തുകൊണ്ടോ കഴിഞ്ഞില്ല. അവൾക്കു നിന്നെ സ്നേഹിക്കാതിരിക്കാനാവില്ല എന്ന് തോന്നി. എവിടെയാണ് നിങ്ങൾക്ക് തെറ്റിയത് ദേവ്? You have to spit it out now! അല്ലെങ്കിൽ ഈ ചിന്തകൾ നിന്നെ കൊന്നുകളയും." ശരിയാണ്. ചിന്തകളുടെ നീരാളിക്കൈകളിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്തോറും അവ തന്നെ വരിഞ്ഞുമുറുക്കുന്നു. ഒരു കൈ ശ്രമപ്പെട്ട് അയക്കുമ്പോൾ മറ്റൊന്ന്.ഒന്നിന് പിറകെ ഒന്നായി ശ്വാസം മുട്ടിക്കുന്ന കൈകൾ. ഇവിടെയല്ലാതെ മറ്റെവിടെയാണ് താൻ അഭയം തേടേണ്ടത്? അയാൾ അർദ്ധബോധത്തിൽ മുഖം അവരുടെ കൈകളിൽ അമർത്തി. അവർക്ക് അത്ഭുതം തോന്നി. ഇത്രയും നിസ്സഹായനായി ഒരിക്കലും താൻ അയാളെ കണ്ടിട്ടില്ല. ദേവൻ ഇതല്ല. അയാൾ ആരാലും മെരുക്കാനാവാത്ത ഒരശ്വമാണ്. അങ്കലാപ്പോടെ അവർ അയാളുടെ മുഖം ഉള്ളം കൈകളിലൊതുക്കിക്കൊണ്ടു പറഞ്ഞു Look at me Dev..you are not like this. You cant be like this. സ്വയം കുറ്റപ്പെടുത്താതിരിക്കൂ. ചിലർക്ക് ചിലരെ സ്നേഹിക്കാനാവില്ല എന്നാൽ മറ്റുചിലരെ കാരണങ്ങളൊന്നുമില്ലാതെ തന്നെ സ്നേഹിക്കാനാവും. അതാരുടെയും കുറ്റമല്ല. നിന്നെ ആർക്കാണ് സ്നേഹിക്കാതിരിക്കാനാവുക! അവളും അതു തന്നെ ചെയ്തു എന്നേയുള്ളൂ. എഴുന്നേൽക്കൂ കുട്ടീ നോക്കൂ ഈ താഴ്‌വാരത്തെ മഞ്ഞുപോലെ ഒരു ശരൽക്കാലത്തേക്കു മാത്രം അവശേഷിക്കുന്നതാവട്ടെ നിന്റെയീ വേദനയത്രയും. എനിക്കു പ്രതീക്ഷയുണ്ട്. മഞ്ഞുരുകും. Take your time. Join with us when u feel better! അവർ ഒന്നമർത്തി ആശ്ലേഷിച്ചതിനു ശേഷം കടന്നു പോയി. താഴ്‌വരയിൽ ഉച്ചവെയിൽ മയങ്ങുന്നു .അവിടവിടെ കാണുന്ന ബിർച്ചുമരച്ചില്ലകൾ മാത്രം കാറ്റിൽ ഉന്മാദികളെപ്പോലെ എന്തോ പിറുപിറുത്തു. അവയിലൊന്നിൽ ഒലിവുനിറമുള്ള രണ്ടു വെള്ളിക്കണ്ണിക്കുരുവികൾ തൂവലുകൾ ചീകി മിനുക്കി വിശ്രമിച്ചു വെയിൽചൂടിൽ മഞ്ഞിന്റെ ഉടയാട ഊർന്നു വീണപ്പോൾ ദൂരെ മലനിരകൾ വ്യക്തമായി കാണാം. അൽപനേരം അങ്ങോട്ട്‌ നോക്കിയിരുന്നപ്പോൾ അയാൾക്ക്‌ വല്ലാത്ത ഭാരക്കുറവനുഭവപ്പെട്ടു. അടുത്ത ദിവസം കുട്ടികളോട് സംസാരിക്കേണ്ടത് കുമയൂണിലെ ശിലാലിഖിതങ്ങളെ എങ്ങനെ തർജമ ചെയ്യാം എന്നാണ്. വിദ്യാർത്ഥിയായിരുന്നപ്പോൾ ശേഖരിച്ച വസ്തുതകളും ചിത്രങ്ങളും അയാൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ ആരംഭിച്ചു. അപരിചിതമായ ചിഹ്നങ്ങൾ ലളിതമായി വ്യാഖ്യാനിച്ചു കൊടുക്കുക എന്നത് ശ്രമകരമാണ്. വെല്ലുവിളിയുയർത്തുന്നതെന്തും അയാൾ വളരെയേറെ ഇഷ്ടപ്പെടുന്നു. മുഖത്തേക്ക് വീഴുന്ന പരുക്കൻ മുടിയിഴകൾ ഇടയ്ക്കിടെ പിന്നോട്ട് കോതിവച്ചുകൊണ്ട് നിഗൂഢമായ ലിപികളുടെയും ബിംബങ്ങളുടെയും അർത്ഥങ്ങൾ ഒരു മാന്ത്രികനെപ്പോലെ അയാൾ നിർത്താതെ കുറിച്ചുകൊണ്ടിരുന്നു. വെയിൽ താണതും, തണുപ്പ് പടർന്നതും അറിഞ്ഞതേയില്ല. ഫോൺ ബെല്ലടിക്കുന്നതു കേട്ടപ്പോൾ വാച്ചിലേക്ക് നോക്കി. അഞ്ചുമണി. ഹേമയാണ്. വൈകിട്ട് അവർക്ക് നടത്തം പതിവാണ്. ഇന്ന് കുട്ടികളെയും കൂട്ടി പോകാമെന്നു പറയുന്നു. അയാൾ ജാക്കറ്റും ഷൂസുമണിഞ്ഞു താഴേക്കു നടന്നു. ലോബിക്കരികിൽ ഗോവണിയിൽ ചാരിനിന്നു സംസാരിച്ചുകൊണ്ടിരുന്ന മെക്സിക്കൻ വംശജനായ ഹുവാന്റെ (Juan) തൊപ്പി തട്ടിയെടുത്ത്, ഒരു ഗൊറില്ലയെപ്പോലെ മുഖം ചുളിച്ചു ദേവൻ ശബ്ദമുണ്ടാക്കി.അപ്പോൾ അവിടെ കൂട്ടച്ചിരി മുഴങ്ങി. തമോഗ്ന മാത്രം വാതിൽക്കൽ പൂത്തു നിന്ന മാർഗരീത്തകളിൽ കണ്ണും നട്ടു നിൽക്കുന്നു. ഇപ്പോൾ കറുത്ത ടോപ്പിനു മുകളിൽ ഇരുണ്ട തവിട്ടുനിറമുള്ള ഒരു ഫർ കോട്ടണിഞ്ഞിട്ടുണ്ട്. അതിന്റെ മാർദ്ദവമേറിയ ചാര നിറമുള്ള കോളർ കവിളുകളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു. അവക്ക് മുകളിലേക്ക് വീണുകിടക്കുന്ന ചുരുൾമുടി. പുറപ്പെടാമെന്നു ഹേമ പറഞ്ഞപ്പോൾ കുട്ടികൾ അവർക്ക് പിന്നാലെ നടന്നു. ദേവൻ അവരെ പിന്തുടർന്ന് വാതിൽക്കലെത്തുമ്പോഴും അവൾ നടക്കാൻ ആരംഭിച്ചിട്ടില്ല. സ്വപ്നത്തിൽ മുഴുകിയിട്ടല്ല .പൂക്കളിൽ ഇണചേരുന്ന രണ്ടു ശലഭങ്ങളെ ചലനമറ്റു നോക്കിനിൽക്കുകയാണ്. അവൾ ശലഭങ്ങളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു നോക്കൂ ദേവ്, അവ ചിറകു വിരിക്കും വരെ ഒന്നു കാത്തു നിൽക്കൂ." അവൾ ദേവ് എന്നാണ് വിളിച്ചത്. വിളികേൾക്കണ്ടത് താനല്ല, ആദിയിയിലെവിടെയോ നക്ഷത്രധൂളികളിൽ നിന്നും പുറപ്പെട്ട് തന്നിൽ ചേക്കേറിയ ആത്മാവാണ് എന്ന പോലെ! ശലഭങ്ങൾ ചിറകു വിരിച്ചു ചിറകുകളുടെ കരിഞ്ഞ തവിട്ടു നിറത്തിൽ തെളിഞ്ഞു തിളങ്ങുന്ന ഊതനിറം അവളുടെ കൃഷ്ണമണികളുടെ നിറം. അവൾ മുഖമുയർത്തി അയാളെ നോക്കിപ്പറഞ്ഞു "സിലിയേറ്റ് ബ്ലൂ..വേനലിനവസാനം മഴയ്ക്ക് തൊട്ടു മുൻപാണ് ഇവ ഇണ ചേരുക മഴ എത്താറായി എന്ന് തോന്നുന്നു താനുണ്ട്. അനർഘമായ ഈ നിമിഷത്താൽ ബന്ധനസ്ഥനായ താൻ! "ഓ വരൂ, വേഗം വരൂ അവർ വളരെ ദൂരെ എത്തി ഫർ കോട്ടിന്റെ പോക്കറ്റിൽ കൈകൾ തിരുകി അവൾ ധൃതിയിൽ നടന്നു. ഇടയൻ കുഞ്ഞാടുകളോടൊത്തെന്ന പോലെ അയാൾ കുട്ടികളുടെ കൂടെ നടന്നു. ഹേമ അവർക്ക് ഒരു വിസ്മയം കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം നല്കിയിട്ടുണ്ടത്രെ. സത്യമാവും എത്ര മനോഹരമാണീ ഒറ്റയടിപ്പാത അല്പം നടന്നപ്പോൾ വലതു വശത്തായി കാഫൽ വൃക്ഷങ്ങൾ. അധികം പൊക്കമില്ലാതെ പടർന്നു പന്തലിച്ച അവയിൽ രക്തത്തുള്ളികൾ പോലെ ചുവന്ന പഴങ്ങൾ . ദേവൻ ഒരു കുരങ്ങനെപ്പോലെ നിഷ്പ്രയാസം അതിൽ വലിഞ്ഞു കയറുന്നതു കണ്ട് ഹേമയും കുട്ടികളും ആർപ്പു വിളിച്ചു. അയാൾ ഒന്നു രണ്ടു പഴക്കുലകൾ പറിച്ചെടുത്ത് അവർക്ക് എറിഞ്ഞു കൊടുത്തു. താനേറെ ഇഷ്ടപ്പെട്ടിരുന്നതാണ് അവയുടെ പുളിപ്പ്‌ കലർന്ന മധുരം. ഇറങ്ങി വന്നപ്പോഴുണ്ട് തന്റെ പെൺകുട്ടി നിർത്താതെ പഴം രുചിക്കുന്നു. അവളുടെ അത്യാർത്തി കണ്ട് വിക്ടർ കളിയാക്കി ചിരിക്കുന്നുണ്ട്. അവളത് അറിയുന്നതുപോലുമില്ല. അവൾ ജീവിക്കുന്നത് നിമിഷങ്ങളിലാണെന്ന് അയാൾക്ക് തോന്നി ഓരോ നിമിഷങ്ങളെയും പുളിപ്പും മധുരവും കലർന്ന കാഫൽ പഴങ്ങളെപ്പോലെ അവൾ രുചിച്ചിറക്കുന്നു. അയാളും അവളുടെ അടുത്ത് ചെന്ന് പഴക്കുലയിൽ നിന്നും ഒരു പഴമെടുത്തു രുചിച്ചു മുന്നോട്ടു നടന്നു. ഇറക്കത്തിൽ ഒറ്റയടിപ്പാതക്കിരുവശവും പച്ച പുതച്ച മേപ്പിൾ മരങ്ങൾ. അവയിലിരുന്ന് ചൂളം കുത്തുന്ന രണ്ടു തീക്കുരുവികൾ കാലൊച്ച കേട്ട് അകലേക്ക്‌ പറന്നുപോയി. ശരൽക്കാലം പുണരുമ്പോൾ മേപ്പിൾ മരങ്ങൾ ചുവന്നു തുടുക്കാറുണ്ട് അല്പകാലത്തേക്കു മാത്രം പ്രണയിക്കുന്ന ഋതു അസ്ഥിതുളയ്ക്കുന്ന മരവിപ്പുമവശേഷിപ്പിച്ചു മടങ്ങുമ്പോൾ വിറച്ചു വിറങ്ങലിച്ച അവയുടെ ശരീരങ്ങൾ താഴ്‌വാരത്തവശേഷിക്കും. ഒരിടവേളക്ക് ശേഷം വീണ്ടും തളിർത്തു തഴക്കും പിന്നെയുമൊരു ശരൽക്കാലത്തെ പുല്കാൻ! എത്ര വിചിത്രമാണ് പ്രണയം അതു നൽകുന്ന അസഹ്യമായ വേദന പോലും ലഹരിയത്രേ വേദനയുടെ ലഹരിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ മനുഷ്യൻ പ്രണയിക്കുകപോലുമില്ലായിരുന്നു താനിപ്പോൾ പ്രണയത്തെപ്പറ്റി ചിന്തിക്കുന്നതെന്തിന്? അയാൾക്കത്ഭുതം തോന്നി നാളുകളായി സഞ്ചരിക്കാൻ മടിച്ചിരുന്ന വഴികളിലേക്കൊക്കെയും ഈ താഴ്‌വര തന്നെ കൂട്ടിക്കൊണ്ടുപോകുന്നു താഴ്‌വരയല്ല ഇണചേരുന്ന ശലഭങ്ങളുടെ ഊതനിറം പേറുന്ന രണ്ടു കൃഷ്ണമണികൾ.. അപ്പോളവൾ കയ്യിൽ രണ്ടു കാഫൽ പഴങ്ങളുമായി വീണ്ടും അരികിലെത്തി അതയാളുടെ നേർക്ക് നീട്ടിക്കൊണ്ടു പറഞ്ഞു. "ദേവ്, നിങ്ങൾ ഒരുപാട് കണ്ടെത്തലുകൾ നടത്തിയ ആളല്ലേ ഇത് കഴിക്കൂ എന്നിട്ട് പറയൂ നിങ്ങൾ ഉത്ഘനനം ചെയ്തെടുത്തവയിൽവച്ച് ഏറ്റവും മനോഹരമായതെന്താണ് ആകാംക്ഷയോടെ കഥ കേൾക്കാൻ നിൽക്കുന്ന ഒരു കൊച്ചു കുഞ്ഞാണ് ഇപ്പോഴവൾ. ഒരുമാത്ര അവളുടെ നെറുകയിൽ കൈവച്ച് അയാൾ പറഞ്ഞു "ഇല്ല തമോഗ് ഞാൻ കാണാത്തവയാകും അതി സുന്ദരം" അയാളതും പറഞ്ഞ് അവളുടെ വിടർന്ന കണ്ണുകളിലേക്കു നോക്കി അല്പം കുസൃതിയോടെ ഒരു ചിരി ചിരിച്ചു മുന്നോട്ടു നടന്നു. അവൾ വേഗം തന്നെ ഒപ്പമെത്തി അതിനോടെനിക്ക് യോജിപ്പില്ല ദേവ്. ആർത്തിപൂണ്ട മനുഷ്യരുടെ പറച്ചിലാണത്. മനുഷ്യനെന്നും കാണാത്തവയെ അന്വേഷിച്ചു സഞ്ചരിക്കുന്നു. തേടിപ്പിടിച്ചു കണ്ടുകഴിയുമ്പോൾ അവയുടെ സൗന്ദര്യം അവന്റെ മനസ്സിൽ പതുക്കെ അസ്തമിക്കാൻ തുടങ്ങും. അപ്പോളവൻ വീണ്ടും അടുത്തവയന്വേഷിച്ചു യാത്രയാരംഭിക്കുന്നു.ദൈവത്തിൽ പോലും മനുഷ്യൻ വിശ്വസിക്കുന്നത് അവനു പ്രാപ്യമല്ലാത്തതുകൊണ്ടാണ്. പ്രണയത്തെ നോക്കൂ..പ്രാപ്യമല്ലാത്ത പ്രണയത്തിന് എന്നും മനുഷ്യന്റെ മനസ്സിൽ നിത്യ യൗവ്വനമാണ്. അപ്രാപ്യമായതെന്തും അനശ്വരമാണെന്നു മനുഷ്യൻ സങ്കൽപ്പിക്കുന്നു. ഒന്നിൽ നിന്ന് അടുത്തതിലേക്ക് പായുന്ന ദുരമൂത്ത മനസ്സിനെ ന്യായീകരിക്കാൻ അവനുണ്ടാക്കിയ പേച്ചാണ് കാണാത്തവയെല്ലാം അനശ്വരമെന്നത്. പക്ഷേ നിങ്ങൾ ചിലപ്പോഴെങ്കിലും ഖേദിക്കാറില്ലേ പുതിയവയെത്തേടി അലയുമ്പോൾ നഷ്ടമായ ചില പഴയതിനെപ്പറ്റി? ജീവിതം ഉച്ചയോടടുക്കുമ്പോൾ നടന്നു കിതച്ച ഓരോ മനുഷ്യനും കണക്കെടുപ്പ് നടത്താറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്ക് സ്നേഹിച്ചതിന്റെയും വെറുത്തതിന്റെയും കണക്ക് താനറിയാതെ കയ്യിൽ നിന്നും വഴുതിപ്പോകുന്ന നിമിഷങ്ങളുടെ കണക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നുണ്ട് ദേവ്. ഇനിപ്പറയൂ നിങ്ങൾ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും മനോഹരമായതെന്താണ് അവൾ വീണ്ടുമയാളുടെ കണ്ണുകളിലേക്കു ചൂഴ്ന്നു നോക്കി.. ഇപ്പോളവൾ കഥ കേൾക്കാൻ വെമ്പുന്ന കുഞ്ഞല്ല കാലപ്രവാഹത്തിലെങ്ങോ ശിലീഭൂതമായ തന്റെ ഹൃദയം താനറിയാതെ ഉത്ഘനനം ചെയ്തെടുത്തവളത്രെ! അവളുടെ കണ്ണുകളിൽ ഊത നിറമുള്ള ചിത്രശലഭങ്ങളല്ല തീ പിടിച്ച പൈൻ മരക്കാടുകൾ അവയിൽ നിന്നും പടർന്ന നാളങ്ങളാൽ നഗ്നമാക്കപ്പെട്ട അയാളുടെ ആത്മാവ് അവളോട്‌ ഉറക്കെപ്പറയാൻ ആഗ്രഹിച്ചു "നീ നീയാണത് ഞാൻ കണ്ടെത്തിയവയിൽ ഏറ്റവും മനോഹരമായത് എങ്കിലും ഒരു നിമിഷത്തേക്ക് നിസ്സഹായനായിപോയ അയാൾ പറഞ്ഞതിതാണ്. "നന്ദാദേവിയുടെ താഴ്‌വരയിൽ, പുഷ്പവതീ നദിക്കരയിൽ കണ്ടെടുത്ത ഒറ്റക്കല്ലിൽ തീർത്ത ഒരു കൊച്ചു പുരാതന ദേവീ ക്ഷേത്രം "മടങ്ങുന്നതിനു മുൻപ് ഞങ്ങളെ അവിടെ കൊണ്ടു പോകുമോ ദേവ് അയാളവളുടെ മുടിയിഴകൾ വാത്സല്യത്തോടെ ചെവിക്കു പിന്നിലേക്കൊതുക്കി വച്ചുകൊടുത്തുകൊണ്ട് പറഞ്ഞു Come Tamog, let us see where Hema going to take us now"! ഭഗവദ്ഗീതയും മാർക്സും ഒന്നിച്ചുള്ള ഒരാളേ ബൂലോഗത്തിൽ ഉള്ളൂ തഥാഗതൻ. ലളിതാസഹസ്രനാമവും മാർക്കേസും കാണാത്തതിനാൽ അല്ലെന്നു് ഉറപ്പിച്ചു. പിന്നെ ആലോചിച്ചപ്പോൾ ഗീത അബദ്ധത്തിൽ അവിടെ വന്നതാണെന്നു മനസ്സിലായി. ഭാര്യ കൊണ്ടു വെച്ചതാവും. സയ്യിദിന്റെ ഓറിയന്റലിസം കണ്ടപ്പോൾ ഉറപ്പായി ഇതു ചന്ത്രക്കാറൻ അല്ലാതെ മറ്റാരുമല്ല. ഈ പാഞ്ചാലി ഒരു ജീനിയസ് തന്നെ! എങ്ങനെ കണ്ടുപിടിക്കുന്നു ഇതൊക്കെ? അദ്ദേഹത്തിന്റെ കവയിത്രിയായ ഭാര്യയുടെ പുസ്തകമാണു് അതു് എന്നു സമാധാനിക്കാം. അല്ലെങ്കിൽ, ഗീതയും മാർക്സും പ്രണയവും കൂടി തഥാഗതനിലേയ്ക്കു വീണ്ടും ആരായാലും ഫോട്ടൊയെടുക്കാന്‍ വേണ്ടി തൊട്ടുമുമ്പ് ആ ബുക്കുകളൊക്കെ അടുക്കിപ്പെറുക്കി വച്ചിട്ടാണ് പടമെടുത്തിട്ടുള്ളത്. ഒരു പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ ഏതായാലും വിവാഹിതനാണ്. ഭാര്യയും ഭര്‍ത്താവും ബ്ലോഗേഴ്സുമായിരിക്കും. ആ സിദ്ധാര്‍ത്ഥന്‍ ഭായി കഴിഞ്ഞ 17 ന്റെ ഉത്തരം കണ്ടിട്ടില്ല,ആയതിനാല്‍ പണീഷ്മെന്റ് കാരണം: സാഹിത്യത്തിന്റെ കടുകടുത്ത അസ്കിത മാര്‍ക്സ്, സെയ്ദ്, റൊമീല ഥാപ്പര്‍, മുടിഞ്ഞ വൃത്തിയും അടുക്കും ചിട്ടയും ഒതുക്കവും അങ്ങനെയുള്ള എന്തെല്ലാമുണ്ടോ അതെല്ലാം. ലേലു അല്ലൂ ലേലു അല്ലൂ കുഞ്ഞാ. രണ്ടാമത്തേ ചോയ്സ് നിരുപാധികം ക്യാന്‍സല്‍ ചെയ്തു് പുസ്തകങ്ങളെ പ്രഫറ്റിന്റെ പേരില്‍ മാത്രം ആരോപിക്കുന്നു. ഇത് വരേം ഈ എപ്പിഡോസുകള്‍ കണ്ടില്ലല്ലോ ശ്ശോ.. അറ്റ്ലസ് ഒക്കെ കാണുന്നുണ്ട്, ഒമ്പത്-പത്തിലോ മറ്റോ പഠിയ്ക്കുന്ന ചെക്കന്മാരോ ചെക്കികളോ ഉണ്ടോ ആവോ. മലയാളം ഒന്നും കണ്ടുമില്ല, പ്രോഫറ്റ് തന്നെയാവണം, പിന്നെ പെന്‍ഗ്വിന്‍ പബ്ബ്ലിക്കേഷന്‍ നിറച്ച് കാണുന്നു? ഓഡീസ്സീ റൊമില താപര്‍ ന്റെ ഒരു ബൂക്ക്? ഏതായാലും നലോണ്ണം ക്ലീന്‍ ആക്കി വച്ചേക്കുന്ന ഷെല്‍ഫ്, ഭാര്യയുണ്ടാവും വീട്ടില്‍ അതുറപ്പ്! കെഇപ്പിള്ളീ ഈ സീരീസ് എഇഡിയയ്ക്ക് ഒരു സലൂട്ട് സിദ്ധാര്‍ഥന്‍, ഞാന്‍, അഗ്രു, കുറു, ദേവന്‍ എന്നിവരുടെ ഒക്കെ വീടുകളില്‍, തേരാപാരാ ബ്ലോഗ്ഗേഴ്സ് ഇറങ്ങി നിരങീട്ടുള്ളതോണ്ട്, ഞങ്ങടെ ശേഖരം ഒക്കെ മാറ്റി, പുത്യേ കുറേ ബുക്ക് വാങി പടമേടുത്ത് തരേണ്ടി വരും!! Prophet of Frivolity തന്നെ. ഈ പുസ്തകങ്ങളൂടെ ടൈറ്റിലുകൾക്ക് ചേരുന്ന പേർ അതേ ഉള്ളു.ഇതൊക്കെ വായിക്കുന്ന ഒരാൾ വെറും’ചന്ത്രക്കാരൻ’ എന്ന പേർ ർടുക്കുകയില്ല. ഇതിന്റെ എല്ലാം കൂടെ “പ്രണയപുസ്തകം”! അപ്പൊ അങ്ങനെ ചില ഫീലിങ്സ് ഒക്കെ ഉണ്ടല്ലെ?സമാധാനമായി. ഉമേഷെ ഇങ്ങനെ തമാശ പറയരുതേ.(ഞാനാണെങ്കില്‍ എനിയ്ക്ക് ഇവിടുത്തെ ജീനിയസുകളുടെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ പോലും യോഗ്യത ഇല്ലല്ലോ എന്നോര്‍ത്ത് കുണ്ഠിതപ്പെട്ടിരിയ്ക്കുകയാണ്) ആദ്യത്തെ കമന്റിടാനുള്ള ആക്രാന്തത്തില്‍ ചന്ത്ര ചന്ദ്രയായിപ്പോയി. സോറീ ബ്രൈറ്റിന്റെ രണ്ടാം ഷെല്‍ഫായിയ്ക്കാമെന്നും പ്രോഫെറ്റായിരിയ്ക്കാമെന്നുമുള്ള ചിന്തകള്‍ അതിനു ശേഷം വന്നിരുന്നു. ഉമേഷ് സാറേ മാർക്സിസം ലെനിനിസം പുസ്തകങ്ങൾ ഒക്കെ നാട്ടിലെ ബുക്ക് ഷെൽഫിൽ പൊടി പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ഭഗവത് ഗീതയും ലളിത സഹസ്രനാമവും എന്റെ സാധനങ്ങൾ അല്ല വിഷ്ണു സഹസ്രനാമം കാണാപ്പാഠമായതു കൊണ്ട് പുസ്തകം സൂക്ഷിക്കുന്നില്ല പാഞ്ചാലീ, “ചന്ത്രക്കാരൻ“ എന്നു തന്നെയാണ് (ശബ്ദതാരാവലി ചന്ത്രം=ക്ഷേത്രത്തിലെ തിരുവാഭരണങ്ങളും പണവും സൂക്ഷിയ്ക്കുന്ന ജോലി.‘മുതൽ പിടി’ എന്നും ഇയാളെ വിളിയ്ക്കും പണ്ട് വീടിനടുത്ത് ദേവസ്വം ബോറ്ഡ് നിയമിച്ച ഒരു ചന്ത്രക്കാരൻ താമസിച്ചിരുന്നു. അയാളുടെ ശരിയായിട്ടുള്ള പേരാണിതെന്ന് അന്ന് വിശ്വസിച്ചിരുന്നു. സി. വി. രാമൻ പിള്ള ’ര’ ‘റ’ ആക്കിയിരുന്നോ? എതിരാ ചരിത്രം അറിയില്ല. അതിനായി മൈക്ക് ഞാന്‍ ഉമേഷിനും ചന്ത്രക്കാറനും കൈമാറുന്നു.ഒന്നറിയാം, ചന്ത്രക്കാറന്റെ പോസ്റ്റിന്റെ പേരും പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നതും "ചന്ത്രക്കാറന്‍" എന്നു തന്നെയാണ്. ഇത് കൂടി നോക്കുക. സി.വി. ചന്ദ്രക്കാറൻ എന്ന് തന്നേയാണ് ഉപയോഗിച്ചിരിക്കുന്നത് കുന്ദേര, കാഫ്ക, കാൽ‌വിനോ, റ്റിൻ ഡ്രം, ദസ്തയെവ്സ്കി എന്തായാലും ഒരു നടയ്ക്കു പോകില്ല. മൂന്ന് സാധ്യത പ്രോഫറ്റൂം യാത്രാമൊഴിയും പരാജിതനും. പരാജിതൻ മുന്നെ കമന്റ് ഇട്ടത് വഴി തെറ്റിക്കാനല്ലെങ്കിൽ പരാജിതനല്ല. പ്രോഫറ്റ് ഇത്രയും വൃത്തിയായി സൂക്ഷിക്കാൻ സാധ്യതയില്ല. പല പുസ്തകങ്ങളും വായിക്കാതെ വെച്ചതു പോലെ,(സമയക്കുറവ് സയൻസ് പുസ്തകങ്ങൾ (ഡോക്കിൻസ്, ഹോക്കിംഗ്, റോസ്, പിങ്കർ അടക്കം) മനപൂർവ്വം മാറ്റിവെച്ചതാണെങ്കിൽ എങ്കിലും അവസാനത്തെ ആ A History of the Arab Peoples പിന്നേം പ്രോഫറ്റിലേക്കു പോകുന്നു. ഡിസ്ക്രിപ്റ്റീവ് സാഹിത്യത്തേക്കാളും തിയററ്റിക്കല്‍ ലിറ്ററേച്ചര്‍ എന്ന് വിളിക്കാമെങ്കില്‍ അതാണു കൂടുതലും. റൊമിലാ ഥാപ്പര്‍, റൂസ്സോ, റസ്സല്‍ നജീബ് മഹഫൂസ് എന്ന കക്ഷിയുടെ പുസ്തകങ്ങള്‍ അറബ് പശ്ചാത്തലത്തിലെ ചരിത്രനോവലുകളല്ലേ. എ ഹിസ്റ്ററി ഓഫ് അറബ് പീപ്പിള്‍, എഡ്‌വേര്‍ഡ് സൈദ്, ഹനീഫ് ഖുറൈഷി- സാഹിത്യത്തിലെ സൈദ്ധാന്തിക പ്രതിധാനങ്ങളോടൊപ്പം വളരെ പ്രകടമായ ഒരു മധ്യേഷ്യന്‍ അനുഭാവം. കുന്ദേര, കാഫ്ക, എമിലി സോള, കമ്യു, ബോര്‍ഹെസ്സ്, കോട്സി ഇത്രയും വിശാലമായ പ്രാതിനിധ്യം ഒറ്റ സ്നാപ്പില്‍ കണ്ടതില്‍ സന്തോഷം! റോബി വഴി പ്രോഫെറ്റ് ഓഫ് ഫ്രിവൊലിറ്റിയില്‍ പോയി വായിച്ചു. ഗാസ, മിഥോളജീസ്, കുന്ദേര, ഇറാഖ് ബോഡികൌണ്ട്!. റസ്സലിന്റെ സ്ഥല-കാല ഫിലോസഫി മിഥോളജീസില്‍ കിടക്കുന്നു. കഴിഞ്ഞ പോസ്റ്റ് നോക്കിയില്ലാ എന്ന കുറ്റത്തിനു്, സിദ്ധാർത്ഥനു് 54,320 point minus ചെയ്യുന്നു. ആള് ശരിക്കും പുലിയാണെങ്കിൽ പ്രൊഫറ്റ് തന്നെ. ഇനി ഫയങ്കര പുലിയാണെന്ന് സ്വയം വിശ്വസിക്കുന്ന ആളാണെങ്കിൽ കുറെപേരുകള് പറയേണ്ടിവരും. സൂരജും, സിദ്ധാർത്ഥനും നിയമങ്ങൾ തെറ്റിച്ചു Multiple Choice ഏർപ്പാടെല്ലാം കൊണ്ടുവന്നതിനാൽ കടുത്ത ശിക്ഷ കൊടുക്കാൻ തീരുമാനിച്ചു. സഗീർ പണ്ടാരം എഴുതുന്ന അടുത്ത രണ്ടു കവികൾ വായിച്ചു് അതിന്റെ അവലോകനം എഴുതാൻ ഉത്തരവിടുന്നു. ദുഷ്ടാ ക്വിസ് മാസ്റ്ററേ ഇതിലും ഭേദം എന്റെ ഒന്നാം ചോയ്സ് മാത്രം ഉത്തരമായി എടുക്കാനായി പോളിറ്റ് ബ്യൂറോയ്ക്ക് ഒരപ്പീലയക്കുന്നു. തൂശിമ്മേ കൂന്തേരാ, കാഫ്ക എന്നിവരുടെ ആളാണ്‌. റൊമീലാ ഥാപ്പര്‍, അമര്‍ത്യസെന്‍ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ നാച്ചുറലി മലയാളത്തില്‍ ആനന്ദിനെ പ്രതീക്ഷിച്ചു. കന്‍സാന്‍സാക്കിസ് റിപ്പീറ്റുന്നുണ്ട്. ഒരു ക്യാച്ച് 22 കാണുമെന്ന് പ്രതീക്ഷിച്ചു, കണ്ടില്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാര്‍ക്സും ചെയുടെ ഡയറിയും മാത്രം. ആള്‍ ഓര്‍ത്തൊഡോക്സ് ലെഫ്റ്റ് ബ്രേക്ക് സ്പിന്നര്‍ ആണെന്നല്ലാതെ അപ്ലൈഡ് ചെങ്കൊടി പുതപ്പുകാരനല്ല. ഹെമിങ്ങ് വേ ഹാര്‍പ്പര്‍ ലീ, zmm, ഡോണ്‍ ക്വിക്സോട്ട്, ഇഷിഗുരോ അസൂയ മൂത്തു. ഇതുവരെ ഗണ്ടതില്‍ ബെസ്റ്റ് ആണോ എന്നൊന്നും എനിക്കറിയില്ല, പക്ഷേ എന്റെ കയ്യില്‍ നിറച്ചു കാശും ഷെല്‍ഫ് പണിയാന്‍ ഇഷ്ടമ്പോലെ സ്ഥലവുമുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ഇരുന്നേനെ . ചന്ത്രക്കാറനും കുടുംബവുമല്ലെങ്കില്‍ ആളെ ഞാനറിയുമെന്ന് തോന്നുന്നില്ല, പക്ഷേ ഇതൊരു ദമ്പതിമാരുടെ ബുക്ക് കളക്ഷന്‍ ആവാനാണ്‌ എല്ലാ സാദ്ധ്യതയും ഒരുപാടു പേരുടെ ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല, ഈ അണ്ണന്റേത് എന്നു തോന്നുന്ന ഒരു ബ്ലോഗ് വായിച്ചിട്ടില്ലെന്നു തന്നെ തോന്നുന്നത് (ഓഫ് കോഴ്സ് അലക്ഷ്യബ്ലോഗര്‍ ആണെങ്കില്‍ വായനയും ബ്ലോഗ് പോസ്റ്റും ലിങ്ക് ചെയ്യാന്‍ പറ്റൂല്ല) ആളെ ഡിക്ലയര്‍ ചെയ്തു കഴിഞ്ഞിട്ടു വേണം ആ ബ്ലോഗൊന്നു പോയി വായിക്കാന്‍. ഒരു തോക്കു കിട്ടിയിരുന്നെങ്കില്‍ ഈ വീട്ടില്‍ കയറി കൊള്ളയടിക്കാമായിരുന്നൂ ശ്യൊ ഈ അയല്‍ക്കാരന്‍ എന്നെ വല്ലാണ്ടങ്ങ് തെറ്റിദ്ധരിച്ച് നാണം അഭിനയിക്കുന്നു) ദേവേട്ടന്‍ സൂചിപ്പിച്ച ന്യായം വച്ചുതന്നെ ബ്ലോഗില്‍ അധികം എഴുതാത്ത ഒരുപാട്സാഹിത്യം വായിക്കുന്ന നല്ലതെന്ന് ഉറപ്പുള്ളത് വാങ്ങിവയ്ക്കാന്‍ പ്രശ്നമില്ലാത്ത മലയാളം പുസ്തകങ്ങള്‍ അധികം വാങ്ങാന്‍ സാധ്യത ഇല്ലാത്ത ഒരാള്‍ ആയിരിക്കണം യാത്രാമൊഴിച്ചേട്ടന്റെ വായനയെക്കുറിച്ച് ഒരുപാടൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും റോബിയുടെ സപ്രിറ്റിക്കറ്റ് വച്ച് യാത്രാമൊഴിച്ചേട്ടന് വോട്ട് ചെയ്യുന്നു. (ഒഫ് കോഴ്സ് എഴുത്തുവച്ച് ഒത്തുവയ്ക്കാവുന്ന ഒരേ ഒരു പേര് പ്രോഫറ്റ് തന്നെ. പക്ഷെ അങ്ങേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാന്‍സ് വളരെ കുറവാണ് എന്നൊരു കടുംകെട്ടുണ്ട്. എന്നാലും പുസ്തകകാര്യമായതുകൊണ്ട് ഇങ്ങനെ ഒരു ഫ്രിവൊലിറ്റി ആയിക്കൊള്ളട്ടെ എന്ന് ഓര്‍ത്തതാവാനും മതി ) യാതാമൊഴിയെടെ റീഡിങ്ങ് പാറ്റേണുമായി കൃത്യമായി മാച്ചാവുന്നില്ലെന്നു മാത്രമല്ല, കവിതകള്‍, പ്രത്യേകിച്ച് നെരൂദ ഫ്വാട്ടാഗ്രഫി ന്യായമായും കാണേണ്ടതാണ്‌. ഗീത ബൈബിള്‍ ബുദ്ധം ശരണം ജി ഏ ചാമി എന്നിവ കാണത്തുമില്ല. പവിത്രയുടെ ഏബീസീഡി ബുക്ക് ഒരെണ്ണമെങ്കിലും കണ്ടേനെ. യാത്രനു വോട്ടില്ല. ബ്ലോഗും ഷെല്‍ഫും തമ്മിലുള്ള കറപ്സോണ്ടന്‍സ് ശരിയാകുന്നത് പിന്നെ പ്രോഫറ്റ് മാത്രമാണെന്ന് തോന്നുന്നു വായനയിലെ മറ്റു സാധ്യതകള്‍ -വെള്ളെഴുത്ത് ഒക്കെ മലയാളം പുസ്തകങ്ങള്‍ ഇല്ലാത്തതുകൊണ്ട് തള്ളിക്കളയേണ്ടിവരുന്നു) (സിബുവിന്റെ പല ഷെല്‍ഫുകളില്‍ ഒന്ന് സിജി പറഞ്ഞ അമേരിയ്ക്കന്‍ ഷെല്‍ഫും ആലാഹയും വന്‍പുലി ക്ലൂവും ഒക്കെ ചേര്‍ത്ത് എത്തിയത്. ഇത് കുന്ദേര വായിച്ച് കുന്തം പോലെ മെലിഞ്ഞ ഒരാളുടേയാണ് ആൾ പാട്ടിനേയും ആട്ടത്തേയും ഒക്കെ പറ്റി അതി നിഗൂഡ ജ്ഞാനമുള്ളയാൾ മലയാളം കാര്യമായ പുസ്തകം ഒന്നും ഇല്ലാതെ..ഒന്നിലധികം പേര്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത ഇത്ര പുസ്തകം വച്ച് ഉമേച്ചിയുടെ ബുക്ക്ഷെല്‍ഫ് ഇങ്ങനെ ഇരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. പിന്നെ അധവാ ആണെങ്കില്‍ അതു കണ്ടിട്ടുള്ള ആരെങ്കിലും ഇതിനകം ചാടിവീഴില്ലായിരുന്നോ ? ഈ കളക്ഷനും ഉമയമ്മറാണിയുടെ റീഡിങ്ങ് പാറ്റേണും ഒത്തുവരും തഥാഗതന്മാഷേ, പക്ഷേ റെയിഞ്ചടക്കി ഒരു വീക്കേയന്‍ കളക്ഷനും പിന്നെ “സ്നേഹപൂര്‍വ്വം, ആക്ഷേപപൂര്‍വ്വം, പരിഹാസപൂര്‍വ്വം“ എന്നൊക്കെ ഒപ്പിട്ട സമകാലിക മലയാളമെഴുത്തുകാരുടേം ബുക്കില്ലാതെ, എന്തിന് അല്ലീധനഞ്ജയനും ജാക്കി ചാനും ചേര്‍ന്നെശ്ഴുതിയ “കുച്ചിപുടിയും കുങ്ങ്ഫൂ‍വും ഒരു താരതംയ പഠനം” എന്ന പുസ്തകം പോലുമില്ലാതെ പ്രു ലൈബ്ബ്രറി അവര്‍ക്കു കാണില്ല, ഉവ്വോ? ആളുകളെ കൺഫ്യൂസ്ഡ് ആക്കൽ അവരുടെ സ്ഥിരം തൊഴിലാ ചിലപ്പൊ അതൊക്കെ മാറ്റി വെച്ച് കാണും ഒരു പിടുത്തോം കിട്ടുന്നില്ല. അപ്പോ ഏറ്റവും കൂടുതല്‍ ആളുകള്‍ പറഞ്ഞ ഉത്തരം ഞാനും പറഞ്ഞിട്ട് എന്റെ ദോണ്ടെ ലവിടെ മീറ്റാന്‍ പോകുന്നു. തീരെ സമയോം ഇല്ല. മീറ്റ് നടക്കാന്‍ പോവല്ലേ. അനുമാനത്തിലെത്താനുള്ള കാരണങ്ങള്‍ മോളില്‍ വിവരമുള്ളോര്‍ വിശദമായി എഴുതിയിട്ടുണ്ട്. അപ്പോ സമ്മാനം എനിച്ചൂടെ ഉണ്ടല്ലോ അല്ലേ കൈപ്പേ? തമാശക്ക്‌ എഴുതിയതാണ്‌. ആരായാലും എന്റെ കമന്റ്‌ വേദനിപ്പിച്ചെങ്കില്‍ മാപ്പു തരൂ..കൈപ്പിള്ളിയുടെ കമന്റ്‌ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുന്നു ഏവൂരാന്‍ എന്ന ബ്ലോഗറാണോ? പുലി എന്ന ക്ലൂ മാത്രമാണ്‌ ഊഹം. ഞാനിനി ഊഹിച്ച്‌ കുളമാക്കുന്നില്ല സിബുവേ, പാഞ്ചാലി പറഞ്ഞതു കേട്ടോ? ബുഹഹഹഹ സിബുവിനെപ്പറ്റി യാതൊരു ഐഡിയയുമില്ലെന്നു തോന്നുന്നില്ലല്ലോ. എന്നാലും കമ്‌യൂണിസം വായിക്കുന്നതു് ഏവൂരാനാണെന്നു പറഞ്ഞൌകളഞ്ഞല്ലോ സിജീ ആനന്ദിന്റെ ഒരു പുസ്തകവും കവിതകളുമില്ലാത്ത എന്തു യാത്രാമൊഴി? ഇനി പ്രോഫറ്റും മൊഴിയും ഒരാളാണെന്നു വരുമോ? മണ്ടത്തരങ്ങള്‍ കുറെ എഴുന്നള്ളിച്ചെങ്കിലും അവസാന സമ്മാനം സിജിക്ക്‌ എന്ന് കൈപ്പള്ളി സാര്‍ പറയും എന്ന് കരുതി ഒരു സമ്മാനം മോഹിച്ചിരിക്കുമ്പോഴാ.. സത്യം പറഞ്ഞാല്‍ ഈ പേരുകള്‍ ഒക്കെ എവിടെയോ കേട്ടിട്ടുണ്ടെങ്കിലും വെറുതെ ഒന്ന് ഗസ്സുന്നതാ..ഒരു ബ്ലോഗറെപ്പോലും എനിക്ക്‌ നേരെ ചൊവ്വേ അറിയില്ല. കൈപ്പിള്ളിയുടെ ഈ പോസ്റ്റുകള്‍ എന്നെപ്പോലെയുള്ളവര്‍ക്ക്‌ ഓരോ ബ്ലോഗറെയും കുറിച്ച്‌ അറിയാന്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്‌. സുരജിന്റെ അത്യുഗ്രന്‍ ബ്ലോഗ്‌ അതും എനിക്കിഷ്ടമുള്ള വിഷയങ്ങള്‍ ഉള്ളത്‌ കഴിഞ്ഞാഴ്ച്ചയാണ്‌ ആദ്യമായി കണ്ടത്‌. നന്ദി കൈപ്പിള്ളി. ഒരു കളിയായിട്ടുമാത്രമല്ല ഇതിനെ കാണുന്നത്‌. അതേയതേ ഉമേഷേ, സിബു ഇത്ര ഭീകരനാണെന്നറിയില്ലായിരുന്നു. സ്ഥിരം ബുക്ക് ഓസുന്ന ഉമേഷിനെപ്പേടിച്ച് ഒളിച്ച് സൂക്ഷിച്ച് വച്ചിരുന്നതല്ലേ ഈ ഷെല്‍ഫ്! ആ “ലന്തന്‍ ബത്തേരി ” തിരിച്ച് കൊടുത്തോ? ശരി ഉത്തരം സംശയമില്ലാതെ പറഞ്ഞതു്:പരാജിതന്‍, എതിരന്‍ കതിരവന്‍, റോബി. രിയാസ് അഹമദ് ഗുപ്തന്‍ മുക്കിയും മൂളിയും കറക്കി കുത്തിയവർ: Dr. സൂരജ് ഉമേഷ്, സിദ്ധാര്‍ത്ഥന്‍, അതുല്യ, പാഞ്ചാലി (1/2 മാർക്ക് വീതം (സിദ്ധാർത്ഥനു് 453,042 point minus ചെതതു ഇപ്പോഴും നിലവിൽ ഉണ്ടു്.) എന്റെ വായനാശീലങ്ങളുമായി പൊരുത്തപ്പെടാത്ത വ്യക്തി ആണെങ്കിലുക്കൂടി, വായിക്കുന്ന പുസ്തകങ്ങളിൽ അലിഞ്ഞുചേർന്നു അതേകുറിച്ചു എഴുതുന്ന ഒരു വ്യക്തിയായിട്ടാണു് Prophet of Frivolity എന്ന ബ്ലോഗറെ അറിയാൻ കഴിഞ്ഞതു്. ഞാൻ അറിഞ്ഞതിൽ വെച്ച് ഏറ്റവും expressive ആയി ആങ്കലയ ഭാഷ കൈകാര്യം ചെയ്യുന്ന വ്യക്തി. A writer pregnant with emotions and expressive eloquence. An emotional beast indeed. പണ്ടുണ്ടായ ഒരു വമ്പൻ (ഹരികുമാര സംഭവം വിവാദത്തിൽ ഇദ്ദേഹത്തിന്റെ English Commentലെ ശൈലിയും ഭാവവും കണ്ടു ഞാൻ തലകറങ്ങിപ്പോയിട്ടുണ്ടു്. അതിൽ കുറേ നാൾ ശൌഭിച്ചു നിന്നവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. ഒരു മലയാളിക്ക് ഇത്ര ഭംഗിയായി english കൈകാര്യം ചെയ്യാൻ അറിയാം എന്നു ഞാൻ അന്നു് മനസിലാക്കി. അതുകൊണ്ടാണു് അദ്ദേഹം എനിക്കു് "പുലി" ആയി തോന്നിയതു്. Prophetന്റെ Blog വായിക്കുന്നവർ കുറവാണെന്നുള്ളതു് പരിതാപകരമായ ഒരു കാര്യമാണു്. ഇത്രമാത്രം classical Literatureഉം Philosphyയും വായിച്ചിട്ടുള്ള ഒരു മലയാളി വ്യക്തി ഈ (ബൂലോകമല്ല ഭൂലോകത്തിൽ ഉള്ളതു തന്നെ അത്ഭുതമായി ഞാൻ കരുതുന്നു. ആങ്കലയം വായിക്കാൻ അറിയാവുന്ന സുഹൃത്തുക്കൾ അദ്ദേഹത്തീന്റെ ബ്ലോഗ് വായിക്കുവാൻ ഞാൻ അഭ്യർത്ഥിക്കുന്നു. എന്തേനു. മീറ്റിന്റെ തിരക്കില്‍ പോലും ഇവിടെ വന്നു ‍ ഉത്തരം പറയാന്‍ സമയം കണ്ടെത്തിയ എനിയ്ക്ക് കാല്‍ മാര്‍ക്കു പോലുമില്ലേ? ക്വിസ് മാഷിന്റെ പക്ഷപാതത്തില്‍ പ്രതിഷേധിച്ച് മത്സരം ബഹിഷ്കരിയ്ക്കുന്നു! ആരേലും ഒരു ലിങ്ക് തായോ. ഇങ്ങേരുടെ ബ്ലോഗ് ഏതാ? ഇതിന്നു വായിച്ച് ഒരരിക് എത്തിച്ചിട്ട് ബാക്കിക്കാര്യം. ഒറക്കം കല്ലിവല്ലി. ഞാൻ ചന്ത്രക്കാറനാണെന്നാണു പറഞ്ഞതു കൈപ്പള്ളീ. പ്രോഫറ്റിനെ ഞാൻ അറിഞ്ഞില്ല. പ്രോഫറ്റിന്റെ പോസ്റ്റുകൾ കാര്യമായി വായിച്ചിട്ടില്ലെങ്കിലും കമന്റുകൾ കൊണ്ടു തന്നെ അങ്ങേരുടെ ആരാധകനാണു ഞാൻ. എന്റമ്മേ, എന്തൊരു വായന! എന്നാലും സിജീ, ഏവൂരാൻ ഹഹഹ, ചിരിച്ചിട്ടെന്റെ വയറുളുക്കുന്നേ വിശ്വസാഹിത്യത്തിലേക്ക് വിശാലമായി തുറന്നിട്ടിരിക്കുന്ന ഈ ഷെല്ഫ് ആരുടേതെന്ന് അസൂയപ്പെടാന്‍ വന്നപ്പോഴാണു എന്റെ പേരു കണ്ടത്. എന്നാല്‍ പിന്നെ ഒന്നു രണ്ടു പേരെങ്കിലും വഴി തെറ്റുന്നെങ്കില്‍ ആയിക്കോട്ടെന്ന് കരുതി കമന്റാതെ പോയി എന്തായാലും എന്റെ പേരു പറഞ്ഞവര്‍ക്കെല്ലാം ബ്വാഞ്ചിയും പരിപ്പുവടയും ഫ്രീ ദേവനും ഉമേഷ്ജിക്കും പണിഷ്മെന്റായി ഓരോ ബോട്ടില്‍ ചില്‍ഡ് "ഗോക്കോള"! സ്വാറി അണ്ണേയ്. ഉമേഷിനു് കൊടുത്ത പോയിന്റെ താങ്കളുടെ തല്ക്ക് ഇരിക്കട്ടെ. ങ്ഹും മുക്കീം മൂളീം കറക്കിക്കുത്തീന്നോ അരേ നീച്! പ്രോഫറ്റിന്റെ “നിനക്കു മാത്രം” സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നതുകൊണ്ട് എനിക്ക് ഡൌട്ടൊന്നുമുണ്ടായിരുന്നില്ല. പഴയ ലോനപ്പനും ഈ പ്രോഫറ്റും ഒരാളാണെന്ന് ഒരു ഡൌട്ടുണ്ടായിരുന്നു. ആ സംശയമാണ് എന്റെ രണ്ട് ചോയ്സിന് കാരണം. ഒന്നാം ചോയ്സ് ഫൈനലൈസ് ചെയ്യാന്‍ ഒരു അപ്പീല് പോളിറ്റ് ബ്യൂറോയ്ക്ക് കൊടുത്തത് ജനറല്‍ സെക്രട്ടറി നിഷാദ് കാരാട്ട് കണ്ടില്ലേ? ഇനി "ജനശക്തി" ഇറക്കേണ്ടി വര്വോ തഥാഗതാ ദയവുചെയ്ത് തീവ്രഇടതന്‍ എന്നൊന്നും പറയരുത്. സാക്ഷാല്‍ റീമാനുപോലും സോള്‍വ് ചെയ്യാന്‍ പറ്റാത്ത സമവാക്യങ്ങളാണ് ബൂലോകത്ത്. ഇടത് മാര്‍ക്സിസം കമ്മ്യൂണിസം സോഷ്യലിസം ലെനിനിസം സ്റ്റാലിനിസം ചൈന സി.പി.എം പീണറായി! സി.വി. അന്നത്തെ ബി.എ.ക്കാരനായിട്ടും എന്തുകൊണ്ട് ‘ര’-യ്ക്ക് പകരം തിരുവനന്തപുരം സ്ലാങായ ‘റ’ ഉപയോഗിച്ചെന്ന് എനിക്കറീല്ല. ഒരു കാരണം പറയാന്‍ പറ്റും. ചന്ത്രക്കാറനെന്ന കഥാപാത്രത്തിന്ന് ചന്ത്രക്കാരന്‍ എന്ന പേര് ചേരില്ല, ആദ്യത്തേതിന്ന് പകരം രണ്ടാമത്തതിനെ സങ്കല്പിച്ചു നോക്കൂ. പറയുന്നതെന്താന്ന് വച്ചാ, ചന്ത്രക്കാറന്‍ എന്ന വാക്കില്‍ ഒരു 'Rugged music' ഇല്ലേ? രണ്ടാമത്തേതിന് ഒരു ചങ്ങമ്പുഴായിക്ക് ദ്രവത്വം ഇങ്ങനെ കാരണങ്ങള്‍ കാര്യത്തിന്റെ വായില്‍ തിരുകിവെച്ചിട്ടാണ് മിക്കവാറും നിരൂപകര്‍ ജീവിച്ചുപോകുന്നത്..ഹി.ഹി) റോബീ, പുസ്തകങ്ങള്‍ പലതും ഞാന്‍ മാത്രമല്ല, പേര് പോലുമറിയാത്ത മറ്റ് പലരും വായിച്ചതാണ്, അതായത് സെകന്റ് ഹാന്റ്. വായിക്കുമ്പോ മിക്കവാറും പുസ്തകത്തിന്ന് പൊതിയിടും. പിന്നെ അഴിക്കും, കാര്‍ഡ്ബോര്‍ഡ് പെട്ടിയിലിട്ടുവെക്കും സിജി ഇങ്ങനെ വല്ല സാദ്ധ്യതയും? മറ്റൊന്ന് ഫിക്ഷന്‍ ബുക്കിനൊന്നും $35-40 ഉണ്ടാവില്ല എന്നതാണ്. 2666-ന് പോലും $20 ആണ്. ഇനിയൊന്ന് ചോയ്സുമായി ബന്ധപ്പെട്ടതാണ്. ഒന്നെങ്കില്‍ മറൈന്‍ ഡ്രൈവില്‍ കായലിന്ന് അഭിമുഖമായ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ കുര്യന്‍ ടവറില്‍ പോയി പെസോഅ വാങ്ങി,പതിയെ നടന്ന് കായല്‍ക്കരയിലെ പടവിലിരിക്കാം. Then you will find the world subliminally distant, where terms ownership, wealth and the like loose thir contour, metamorphosing into distinctly alien objects. റിയാസ് ഇവിടെക്കിടന്ന് കറങ്ങാതെ ഒന്നെങ്കില്‍ സ്കോട്ട്ലന്റ് യാര്‍ഡിലേക്ക് പോ, അല്ലേല്‍ ആ ലാവലിന്‍ കേസ് ഒരു വഴിക്കാക്ക്. ദേവന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇല്ലല്ലോ 22-നാട്ടില്‍. എന്നെ കല്യാണം കഴിപ്പിച്ച, കുട്ടികളെ വരെ സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി. കല്യാണം പോയിട്ട് ബീഫ് ഫ്രൈ പോലും കഴിക്കില്ലെന്ന തീരുമാനം കുറച്ച് ദിവസം മുമ്പ് പെരിങ്ങോടന്റെ ബ്ലോഗില്‍ എഴുതിയതേ ഉള്ളൂ ഹ്മ്മ് അപ്പോ പ്രോഫറ്റിനു ഞാന്‍ ഒരു ആദ്യ രാത്രീം ഭാര്യേനെം വെറുതെ നല്‍കിയതിനു ചിലവെപ്പഴാ? ശ്ശോ എല്ലാം ഇംഗ്ലീഷ് ബുക്കാണു ദേവോയ്യ്, പടമൊന്നുമുണ്ടാവൂന്ന് തോന്നണില്ലന്റെപ്പാ, വെക്കം കിടന്ന് ചാച്ച്, അതാ നല്ലത്. ഫോട്ടോയെടുക്കാൻ പോയ ജേർണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്ത ശക്തിമിൽ കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബൈ ഹൈക്കോടതി; വധശിക്ഷ നൽകുന്നതിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആകരുതെന്നും പ്രസ്താവന – Media Mangalam ഫോട്ടോയെടുക്കാൻ പോയ ജേർണലിസ്റ്റിനെ കൂട്ട ബലാത്സംഗം ചെയ്ത ശക്തിമിൽ കേസ്; പ്രതികളുടെ വധശിക്ഷ റദ്ദാക്കി ബോംബൈ ഹൈക്കോടതി; വധശിക്ഷ നൽകുന്നതിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആകരുതെന്നും പ്രസ്താവന മുംബൈ: മാധ്യമ പ്രവർത്തകയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ശക്തിമിൽ കൂട്ട ബലാത്സംഗ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. വധശിക്ഷ നൽകുന്നതിന്റെ അടിസ്ഥാനം സമൂഹത്തിന്റെ മുറവിളി ആകരുതെന്നും വിധി പറയുന്നതിനിടെ കോടതി പ്രസ്താവിച്ചു. ശക്തി മിൽ കൂട്ടമാനഭംഗക്കേസ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗത്തിന് ഇരയായയാൾ ശാരീരികമായി മാത്രമല്ല മാനസികമായും കഷ്ടപ്പെടുന്നുവെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു. എന്നാൽ ജനരോഷം മാത്രം കണക്കിലെടുക്കാനാവില്ലെന്നും അപൂർവ്വമായ വധശിക്ഷ ഒരിക്കലും ജനരോഷത്തിന്‍റെ അടിസ്ഥാനത്തിലാകരുതെന്നും ഹൈകോടതി ബെഞ്ച് പ്രസ്താവിച്ചു. ഇനിയുള്ള കാലം മുഴുവൻ പ്രതികൾ ജയിലിൽ കഴിയേണ്ടി വരും. ഇവർക്ക് പരോൾ ലഭിക്കുകയില്ലെന്നും സമൂഹവുമായി ഇടപഴകാൻ അനുവദിക്കില്ലെന്നും കോടതി വിധിച്ചു. 2013ൽ മുംബൈയിലെ പ്രവർത്തനരഹിതമായ ശക്തി മിൽസ് പരിസരത്ത് സഹപ്രവർത്തകനൊപ്പം ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു 22കാരിയായ ഫോട്ടോ ജേണലിസ്റ്റ്. അവിടെവെച്ച് അഞ്ചംഗ സംഘം സഹപ്രവർത്തകനെ കെട്ടിയിട്ട ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഊഴം വെച്ച് പ്രതികൾ യുവതിയെ പീഡനത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. വിജയ് ജാദവ്, മുഹമ്മദ് കാസിം ബംഗാളി, മുഹമ്മദ് സാലിം അൻസാരി, സിറാജ് റഹ്മാൻ ഖാൻ, ആകാശ് എന്നിവരായിരുന്നു ഫോട്ടോ ജേണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ. ജുവനൈൽ ഹോമിലേക്കയച്ച ആകാശ് പിന്നീട് ശിക്ഷ കഴിഞ്ഞ് പുറത്തെത്തിയ ശേഷം സ്വന്തമായി ക്രിമിനൽ സംഘം രൂപീകരിച്ചു. 19 വയസ്സുള്ള ഒരു ടെലിഫോൺ ഓപ്പറേറ്ററും പീന്നീട് പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതേ പ്രതികളിൽ ചിലർ മിൽ വളപ്പിൽ വെച്ച് കൂട്ടബലാത്സംഗം നടത്തിയെന്നായിരുന്നു ആരോപണം. 2013 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന രണ്ട് കൂട്ടബലാത്സംഗങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. മൂന്ന് പേർ രണ്ട് കേസുകളിലും പങ്കുള്ളവരായിരുന്നു. 2014ൽ രണ്ട് കേസിലും പ്രതിയായ മൂന്ന് പേർക്ക് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശാലിനി ഫൻസാൽക്കർ ജോഷിയാണ് വധശിക്ഷ വിധിച്ചത്. ജാദവ്, ബംഗാളി, അൻസാരി എന്നിവർക്കാണ് വധശിക്ഷ ലഭിച്ചത്. ഖാന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. 19 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക.. ബസ് ചാര്‍ജ് വർധന; ഡിസംബർ 2 ന് വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി ചർച്ച റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജി വെച്ച് പോകണം; റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കും; റോഡുകളുടെ ശോച്യാവസ്ഥയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും വെല്ലുവിളിച്ച് പോപ്പുലർ ഫ്രണ്ട്; എം കെ അഷ്റഫിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനെത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായെത്തിയത് നൂറുകണക്കിന് പ്രവർത്തകർ; തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രാജ്യവിരുദ്ധ ശക്തികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നു എന്നും റിപ്പോർട്ട് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്; ഭീഷണിയുമായി പ്രവർത്തകർ ആലുവയിൽ കാണാതായ 14 കാരിയെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി; നാട് വിടാൻ കാരണം അമ്മയ്ക്ക് ചേച്ചിയോടുള്ള അമിത സ്നേഹം സ്പോർട്സ് ക്വാട്ടയിലെ ക്രമക്കേട്; തല മൊട്ടയടിച്ച് കായികതാരങ്ങളുടെ പ്രതിഷേധം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടമലക്കുടിയിൽ ഒരു വോട്ടിന് ബിജെപി വിജയിച്ചു; പിടിച്ചെടുത്തത് സിപിഎം സീറ്റ് തദ്ദേശ ഉപതിരഞ്ഞെടുപ്പ്; കൊല്ലം തേവലക്കരയില്‍ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ് മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവം; പരാതി പിൻവലിക്കാൻ സമർദ്ദമുണ്ടെന്ന് നൂർജഹാന്റെ മാതാവ് കറുപ്പിനിത്ര തിളക്കമോ മുൻ മിസ് ഇന്ത്യ ഇന്റർനാഷണലിന്റെ ഗ്ലാമർ ഫോട്ടോകൾ കാണാം.. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ഇഡി പരിശോധന; മൂവാറ്റുപുഴയിൽ സംഘർഷാവസ്ഥ സ്പോർട്സ് ക്വാട്ടയിലെ ക്രമക്കേട്; തല മൊട്ടയടിച്ച് കായികതാരങ്ങളുടെ പ്രതിഷേധം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടമലക്കുടിയിൽ ഒരു വോട്ടിന് ബിജെപി വിജയിച്ചു; പിടിച്ചെടുത്തത് സിപിഎം സീറ്റ് തദ്ദേശ ഉപതിരഞ്ഞെടുപ്പ്; കൊല്ലം തേവലക്കരയില്‍ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ് മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവം; പരാതി പിൻവലിക്കാൻ സമർദ്ദമുണ്ടെന്ന് നൂർജഹാന്റെ മാതാവ് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഇന്ത്യയിലെ ആദ്യ മഡ് റേസ് ചിത്രം ‘മഡ്ഡി’യുടെ വിശേഷങ്ങൾ; വെള്ളിയാഴ്ച റിലീസ് ബഹ്റൈൻ കത്തോലിക്കാ ദേവാലയം നാളെ ഉദ്ഘാടനം റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ച ബെംഗളൂരു ഡോക്ടർ പോസിറ്റീവ് ആയ് തുടരുന്നു മുല്ലപ്പെരിയാർ: ഷട്ടറുകൾ ഉയർത്തി, പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നു ഐഎസ്എൽ ത്രില്ലറിൽ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ ആഷസ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം തുടര്‍ച്ചയായ വീഴ്ച; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി സൗബിന്‍ നായകനാകുന്ന ‘കള്ളന്‍ ഡിസൂസ’; ജനുവരി 27ന് റിലീസ് ട്രയംഫ പുതിയ ടൈഗര്‍ 1200 ശ്രേണിയിലുള്ള അഡ്വഞ്ചര്‍ ബൈക്കുകള്‍ പുറത്തിറക്കി | 7 മാസം പ്രായമുള്ള കുട്ടിക്ക്‌ അമ്മയുടെ ക്രൂര മർദ്ദനം നാഗ്പുർ: 7 മാസം പ്രായമുള്ള കുട്ടിക്ക് അമ്മയുടെ ക്രൂര മർദ്ദനം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. 7 മാസം പ്രായമുള്ള ആൺകുട്ടിക്ക് ആണ് മർദ്ദനമേറ്റത്‌. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് മാതാ- പിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിലെ മറ്റൊരാളുമായുള്ള വാക്കേറ്റത്തിനിടെ അമ്മ പിഞ്ചുകുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയതും പുറത്തുവിട്ടതും. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം കൊച്ചി: ജി എസ് ടി നിലവില്‍ വരുന്നതോടെ മരുന്നുകള്‍ക്ക് വില കുറയുമെങ്കിലും അതിന്റെ ഗുണം രോഗികള്‍ക്ക് ഉടന്‍ ലഭ്യമാകില്ല. പുതിയ എം ആര്‍ പി രേഖപ്പെടുത്തിയ മരുന്നുകള്‍ ഇതുവര വിപണിയിലെത്താത്തതാണ് കാരണം. കൂടിയ നികുതി നല്‍കി വാങ്ങിയ മരുന്നുകള്‍ കമ്പനികള്‍ തിരികെ എടുത്തില്ലെങ്കില്‍ പുതിയ സ്റ്റോക്കെടുക്കാന്‍ വ്യാപാരികള്‍ മടിക്കുമെന്നതിനാല്‍ മരുന്ന് ക്ഷാമവും ഉണ്ടായേക്കും. ജി എസ് ടി നിലവില്‍ വന്നാല്‍ മരുന്നുകള്‍ക്ക് ആറുമുതല്‍ 13ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ കുറഞ്ഞ നികുതി ഉള്‍പ്പെടുത്തി പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ വിലക്കുറവിന്റെ ആശ്വാസം ഉടനുണ്ടാകില്ല. RBI റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല, റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു Gold Price Today സ്വർണ്ണവിലയിൽ വ‍‍ർധന, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ! Crypto Assets ക്രിപ്റ്റോ ആസ്തികൾ വെളിപ്പെടുത്താൻ സമയപരിധി നൽകാൻ കേന്ദ്രസർക്കാർ 'അതിസമ്പന്നരുടെ ഇന്ത്യ പട്ടിണി പാവങ്ങളും അസമത്വവും നിറഞ്ഞ രാജ്യമെന്ന് റിപ്പോർട്ട്! ATM cash withdrawals തോന്നുംപോലെ വലിക്കല്ലേ, കൈ പൊള്ളും! എടിഎം വഴിയുള്ള പണം പിൻവലിക്കൽ നിരക്ക് കൂടുന്നു RBI റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല, റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു Gulf News പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി Teen Missing അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം വഴക്കിട്ട് ഇറങ്ങിയ 14-കാരി ബംഗളുരുവിൽ Byelection: 32 വാർഡുകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കൊച്ചിയിലും പിറവത്തും നിർണായക ജയം നേടി എൽഡിഎഫ് Aputure അപ്പുച്ചറിന്റെ ലോ ബജറ്റ് സീരിയസായ അമരാൻ ലൈറ്റിംഗ് ലൈനപ്പിൽ നാല് പുതിയ ലൈറ്റുകൾ പുറത്തിറക്കി Nagaland Firing എന്താണ് മോണ്‍ ജില്ലയില്‍ സംഭവിച്ചത്? അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പിന്നില്‍.. Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഇന്നു രാവിലെയാണ് സംഭവം തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് സർക്കാർ മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ നിയമനം; അിമുഖം 15ന് കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയെയും പ്രവൃത്തി പരിചയവും ഇങ്ങനെ വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം സ്വര്‍ണവിലയില്‍ മാറ്റമില്ല പവന് 35,800 രൂപ കാസര്‍കോട് ജില്ല മൈക്രോ റിങ് ചെക്ക് ഡാമുകളിലൂടെ ജലസമൃദ്ധിയിലേക്ക് കേരളത്തിന്റെ ജലസമ്പത്തിനെ ഞെക്കിക്കൊല്ലാന്‍ ശേഷിയുള്ള കബോംബ എന്ന മുള്ളന്‍പായല്‍ വ്യാപിക്കുന്നു ഇതും ബ്ലൗസ്സിന് പകരം ഇത്രയും ഫാഷനിലുള്ള ബ്ലൗസ്സ് സൂക്ഷിച്ച് നോക്കൂ ഫാഷന്‍ ട്രെന്‍ഡുകളില്‍ ജീന്‍സ് എപ്പോഴും വ്യത്യസ്തമാണ് ഹോര്‍മോണ്‍ വ്യതിയാനം ഉറക്കം കെടാനുള്ള കാരണങ്ങളില്‍ ഒന്നാണ് നിങ്ങളെം അലട്ടുന്ന പല്ലിലെ മഞ്ഞ നിറം മാറാന്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ അതും വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ച് ആറു ദിവസത്തേയ്‌ക്ക് ക്ഷേത്രവഴി അടച്ച്‌ വിവാഹ ഒരുക്കങ്ങള്‍ കത്രീന കൈഫ് -വിക്കി കൗശല്‍ വിവാഹത്തിനെതിരെ പരാതിയുമായി അഭിഭാഷകൻ രംഗത്ത് പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളായതുകൊണ്ടാണ് മൗനം പാലിച്ചിരുന്നത് ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാർ പിന്മാറാനുള്ള കാരണം ഡയറക്ടർ; വെളിപ്പെടുത്തലുമായി ഭാര്യ സ്നേഹ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; എഫ്‌സി ഗോവയ്ക്ക് ആദ്യജയം ടൂറിസം മേഖലക്ക് ആശ്വാസമാകുന്ന വാര്‍ത്ത സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു; ഒരാഴ്ചക്കുള്ളില്‍ വയനാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും; ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പാക്കും ഇനിയൊരു തിരിച്ചുവരവ് മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത് സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത് അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ് തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഇതാണ് ആ പ്രണയഗാനം മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ ഡെയ്‌ലിഹണ്ടിന്റെ ജോഷ്‌ന് വന്‍ സ്വീകാര്യത; കുറഞ്ഞ ദിനം കൊണ്ട് 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍; നിരവധി പ്രമുഖരും ജോഷിലേക്ക് മാറി; മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെ ഗ്യാലക്‌സി എ30 പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ? അനിയുടെ വേദന കണ്ടില്ല അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കളുടെ പരാതി ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം സ്റ്റാലിനും കയ്യൊഴിഞ്ഞു കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ മുല്ലപ്പെരിയാറിന്റെ 5 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; 3948 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു; അര്‍ധരാത്രി ഷട്ടര്‍ തുറക്കല്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക് ഇത്രയും പ്രതീക്ഷിച്ചില്ല തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം കീമോതെറാപ്പിയ്ക്കുശേഷം മുടികൊഴിയുന്നതിന് പരിഹാരമാര്‍ഗം കണ്ടെത്തിയെന്ന് ഗവേഷകര്‍ മാസ്ക് ധരിക്കുമ്പോൾ കാൻസർ ഉണ്ടാകുമോ? നടിയുടെ വെളിപ്പെടുത്തൽ! സത്യാവസ്ഥ ഇതാണ്.. വലതുകാൽ വേണ്ട ബാത്‌റൂമില്‍ ഇടത് കാൽ വച്ച് കയറൂ സംഭവിക്കുന്നത് അനുഭവിച്ചറിയൂ ജീവിതരീതിയില്‍ ചെറിയൊരു മാറ്റം വരുത്തൂ വാര്‍ധക്യകാലത്ത് വരുന്ന മറവിരോഗത്തെ തുരത്താം ക്യാന്‍സര്‍ ചികിത്സാമാര്‍ഗമായ കീമോതെറാപ്പി സൃഷ്ടിക്കുന്ന മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തിയതായും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനാവുമെന്നും വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. കീമോതെറാപ്പി എങ്ങനെ മുടിനാരുകളെ ബാധിക്കുന്നു എന്നായിരുന്നു പഠനത്തിന്റെ ആദ്യഘട്ടം. മുടി കിളിര്‍പ്പിക്കുന്ന രോമകൂപഗ്രന്ഥികളിലെ പ്രത്യേകതരം വിഭജിതകോശങ്ങളെയാണ് കീമോതെറാപ്പി ശരിക്കും ബാധിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തി. മുടിനാരുകളുടെ മൂലകോശങ്ങളെയും ക്യാന്‍സര്‍ മരുന്നുകള്‍ തളര്‍ത്തുന്നുണ്ട് എന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ ഡെര്‍മറ്റോളജിയിലെ പ്രഫ. റാല്‍ഫ് പോസിന്റെ പഠനമാണ് ഈ കണ്ടെത്തലിന് ആധാരം. ക്യാന്‍സര്‍ മരുന്നായ സി.ഡി.കെ4/6 യുടെ ഘടകങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. കോശവിഭജനം തടയാനുള്ള മരുന്നാണിത്. തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും, സി.ഡി.കെ4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്‍ക്കു ദോഷം വരുത്താതെ കോശവിഭജനം തടയാമെന്ന നിഗമനത്തിലാണ് റാല്‍ഫിന്റെ പഠനം എത്തിയത്. രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിമാറുന്നതെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. ഇത്തരം മരുന്നുകള്‍ക്കായി കൂടുതല്‍ ഗവേഷണം വേണ്ടിവരുമെന്നും അതിനു തങ്ങളുടെ പഠനം ഉപകരിക്കുമെന്നും ഗവേഷണസംഘാംഗമായ ഡോ. പര്‍ബ പറയുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക തൻറെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവന്റെ വിളി വരും. എന്താണ് കാര്യമെന്ന് അപ്പോൾ തന്നെ തിരക്കും കയ്യിൽ ഒരു രൂപ പോലുമില്ല! അന്ന് പണവുമായി ദിലീപ് അയാളെ വീട്ടിലേയ്ക്ക് വിട്ടു കൈകൂപ്പി പൊട്ടിക്കരഞ്ഞ് കെപിഎസി ലളിത! ചങ്കുപൊട്ടിയ ആ നിമിഷം നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ വിവാഹചിത്രം പുറത്തുവിട്ട് മഞ്ജു വാര്യര്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും വാരണമാല്യവും അണിഞ്ഞ് നിൽക്കുന്ന താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത് വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ 218ാം നമ്പര്‍ മുറിയില്‍ രഹസ്യമായി തങ്ങിയത് ആ നടൻ തന്നെ റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായി ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കി! ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്ന് റോയ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു സുന്ദരിമാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ വിഐപി ആഗ്രഹിച്ചതോടെ മുന്നിട്ടിറങ്ങിയ റോയിയുടെ കുതതന്ത്രം! ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യ വെളിപ്പെടുത്തി നടി സംഗീത ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ പരിശോധന; നിമിഷനേരങ്ങൾക്കുള്ളിൽ പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന് കപ്പൽയുദ്ധം സിനിമയുടെ ഹൈലൈറ്റ്… കുഞ്ഞു കുഞ്ഞാലിആദ്യ അരമണിക്കൂറിൽ സിനിമയെ ആവേശകൊടുമുടിയിൽ എത്തിച്ചു..മരക്കാർ തിയേറ്റർ പൂരപ്പറമ്പാക്കി! പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല! ആത്മഹത്യ ചെയ്ത യുവാവ്, വിവാഹത്തിന് സ്വർണം നൽകുമെന്നും കല്യാൺ ജൂവല്ലേഴ്‌സും മലബാർ ഗോൾഡും! വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഇന്നു രാവിലെയാണ് സംഭവം (20 minutes ago) തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് (21 minutes ago) ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് 15 ഇടത്ത് വിജയിച്ചു, യുഡിഎഫ് 11 വാര്‍ഡുകളില്‍, ഇടമലക്കുടിയില്‍ ബിജെപി (23 minutes ago) റിയാദിന് നേരെ വീണ്ടും ഹൂതികൾ മിസൈലാക്രമണം നടത്തി; ശക്തമായി പ്രതിരോധിച്ച് സൗദി വ്യോമ സേന, ആളപായമില്ലെന്ന് അധികൃതർ (29 minutes ago) പൂവാര്‍ റിസോട്ടിലെ ലഹരിപ്പാര്‍ട്ടിയില്‍ വിപുലമായ അന്വേഷണത്തിന് ഒരുങ്ങി എക്‌സൈസ് പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും, തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേത (37 minutes ago) മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ (45 minutes ago) മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയില (56 minutes ago) ദുബായിൽ വൻ തീപിടിത്തം; ഷെയ്‌ഖ് സയ്‌ദ് റോഡിലുള‌ള ഒരു ജനവാസകേന്ദ്രത്തിൽ അൽ ഖദീർ ടവറിന്റെ 15ാം നിലയിൽ തീപിടിത്തം (1 hour ago) സെഞ്ചുറി അടിച്ച തക്കാളി വില താഴേക്ക്; കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തി, എന്നിട്ടും കുലുക്കമില്ലാതെ കേരളം (1 hour ago) '24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി പ്രവാസ ലോകത്തിന് വേദനയായി വീണ (1 hour ago) സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ (1 hour ago) ലോകത്തെ വീണ്ടും അമ്പരപ്പിച്ച് യുഎഇ; ആദ്യമായി ആഴ്ചയിൽ നാലര ദിവസം മാത്രം ജോലി, പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവൃത്തി ദിവസങ്ങൾ നാലരദിവസമായി കുറച്ച് തൊഴിലാളി സൗഹൃദത്തിന്റെ പുതിയ അധ്യായം രചിച്ചുകൊണ്ട് ചരിത്രം കു (1 hour ago) അനിയുടെ വേദന കണ്ടില്ല അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എം (1 hour ago) വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 638 പോയന്റ് ഉയര്‍ന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തില്‍ 17,362ലുമാണ് വ്യാപാരം (2 hours ago) ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വന്‍ തകര്‍ച്ച (2 hours ago) മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ? ആശങ്കയോടെ ലോകം ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം ഇത്രയും പ്രതീക്ഷിച്ചില്ല തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം തൊലിപ്പുറത്താകെ വ്രണം;മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ;ഒടുവിൽ മരണം;യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് ഭർത്താവുമൊത്തുള്ള കിടപ്പറ രംഗങ്ങൾ ഫോണിൽ പകർത്തി കാമുകന് നൽകി; കാമുകൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, സ്‍നാപ്ചാറ്റ് അക്കൌണ്ടില്‍ കൂടുതല്‍ ഫോളവര്‍മാരെ ലഭിക്കാനാണ് വീഡിയോ പകര്‍ത്തി അപ്‍ലോഡ് ചെയ്‍തതെന്ന് യുവതി: അതുവഴി ലക്‌ഷ്യം വെയ്ക്കുന്നത് പണം: യുവതിക്കും കാമുകനും ശിക്ഷ വാക്സിൻ സ്വീകരിച്ചവരുടെ പട്ടികയിൽ ക്രമക്കേട്; ബിഹാർ വാക്സീൻ പട്ടികയിൽ മോദിയും സോണിയയും, പ്രിയങ്ക ചോപ്രയും: നടപടി സ്വീകരിക്കുമെന്ന് അധികൃതർ രണ്ടു ദിവസത്തിനകം ആവശ്യങ്ങളിൽ നടപടി എടുക്കാമെന്ന് ആരോഗ്യമന്ത്രി: പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു വാക്സിൻ സ്വീകരിച്ച് എട്ടുമാസമോ അതിൽ കൂടുതലോ ആയവർക്ക് വാക്സിൻ നിർബന്ധം; സൗദിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം പ്രശ്നങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളായതുകൊണ്ടാണ് മൗനം പാലിച്ചിരുന്നത് ചക്കപ്പഴത്തിൽ നിന്നും ശ്രീകുമാർ പിന്മാറാനുള്ള കാരണം ഡയറക്ടർ; വെളിപ്പെടുത്തലുമായി ഭാര്യ സ്നേഹ സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,437 സാമ്പിളുകൾ; 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 5180 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 41,902 ആയി ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാം നല്ലതു തന്നെ എന്നാലും സങ്കടോം സന്തോഷോം നിറഞ്ഞ കണ്ണുനീര് വന്നുകൊണ്ടിരുന്നു. മമ്മയെ അടുത്തുകാണാൻ വല്ലാത്ത കൊതി. കണ്ണുകൾ തുടച്ച് ആനി എമിലിയുടെ കത്തെടുത്തു. ആനി വായിക്കുന്ന കത്തുകളിലൂടെ, ആനി എഴുതുന്ന കത്തുകളിലൂടെ, ആനിയുടെ വിചാരങ്ങളിലൂടെ ഒരു മലബാർ ജീവിതം വിടർന്നുവരുകയാണ്, പൂ വിരിയുന്നതുപോലെ. ആ പൂവാണ് ‘ഗുഡ്‌ബൈ മലബാർ’ എന്ന നോവൽ. കെ.ജെ. ബേബിയുടെ കരവിരുതിലാണ് ആനി ഒരാളാവുന്നത്. ആനി ഒരു സങ്കൽപമല്ല, ചോരയും നീരുമുള്ളൊരു മദാമ്മപ്പെണ്ണ്. വില്യം ലോഗന്റെ ഭാര്യ. 'പൊട്ടാസിയം സയനൈഡ് പുരട്ടിയ കത്തിയാഡാ, വാടാ ഓർമകളുടെ പായയിലെ അമ്പുചാച്ചന്‍ ലോഗൻ നമുക്കു സുപരിചിതനാണ്; മലബാർ മാന്വലിന്റെ കർത്താവ് എന്ന രീതിയിൽ. 1867 മുതൽ ഇരുപതുവർഷത്തോളം പല പല തസ്തികകളിൽ മലബാറിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ജന്മം കൊണ്ട് സ്‌കോട്‌ലൻഡുകാരൻ. ബ്രിട്ടിഷ് ഭരണം ഇന്ത്യയെയും ഇന്ത്യക്കാരെയും പൊതുവിൽ പിഴിഞ്ഞെടുക്കുകയായിരുന്നെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി താനിടപെടുന്ന മനുഷ്യരോട് അളവില്ലാത്ത ഭൂതദയ കാട്ടിയ ഉദ്യോഗസ്ഥനായിരുന്നു ലോഗൻ. നീതിമാനായതിന്റെ പേരിൽ ബ്രിട്ടിഷ് അധികാരികൾ തരംതാഴ്ത്തുകയും പല തരത്തിൽ വിഷമിപ്പിക്കുകയും ചെയ്തു. എന്നിട്ടും നീതിബോധത്തിൽ വെള്ളം ചേർക്കാതെ ജീവിക്കാൻ ലോഗനു കഴിഞ്ഞത് ആനിയുടെ പിന്തുണ കൊണ്ടു കൂടിയാണ്. ബ്രിട്ടിഷ് ജയിലിൽ തടവിൽ കിടക്കുന്ന മലയാളികളുടെ ജീവിതം വൃത്തിയും വെടിപ്പും സ്വാസ്ഥ്യവുമുള്ളതായിരിക്കണമെന്ന് ആഗ്രഹിച്ചവളാണ് ആനി. കലക്ടറായ ഭർത്താവിന്റെ സഹായത്തോടെ അവരാ ആഗ്രഹം നടപ്പാക്കുന്നു. കുതിരവട്ടം മാനസികരോഗാശുപത്രിയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനു പോയ ഭർത്താവിനെ അനുഗമിച്ചപ്പോഴാണ് ആശുപത്രിയുടെ അന്തരീക്ഷവും രോഗികളുടെ അവസ്ഥയും അവർക്കു മനസ്സിലാവുന്നത്. പിന്നീടവർ തന്റെ സേവനപ്രവർത്തനങ്ങൾക്കുള്ള സ്ഥലമായി ആശുപത്രിയെ കാണുന്നു. നിരന്തര സന്ദർശനങ്ങൾക്കിടയിൽ അവിടെ കണ്ടുമുട്ടിയ മനോരോഗിയായ ഒരു ഉമ്മയെ തന്നോടൊപ്പം കലക്ടറുടെ ബംഗ്ലാവിലേക്കു കൊണ്ടു വന്നു കൂടെ താമസിപ്പിക്കുന്നു. അവരെ സ്‌നേഹത്തോടെ പരിചരിക്കുന്നു. കണ്ണിനു കാഴ്ചയില്ലാത്ത അവരുടെ കഥകൾ ശ്രദ്ധയോടെ കേൾക്കുന്നു. അവർക്കു കഥകൾ പറഞ്ഞുകൊടുക്കുന്നു. കുറെ നാളുകൾക്കു ശേഷം അവർ ആ ബംഗ്ലാവിൽ കിടന്ന് മരിക്കുമ്പോൾ അവരുടെ മതത്തിൽപെട്ട ആളുകളെ വിളിച്ചുവരുത്തി ആദരപൂർവം കബറടക്കത്തിനു ക്രമീകരണങ്ങൾ ചെയ്യുന്നു; ഒരു മകളുടെ സ്ഥാനത്തു നിന്നു കൊണ്ട്. ഗുഡ് ബൈ മലബാറിൽ വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു ഘടകം വിവരണത്തിലെ സൂക്ഷ്മവിശദാംശങ്ങളാണ്. ഏതാണ്ട് 150 വർഷം മുമ്പത്തെ കഥ പറയുമ്പോൾ അക്കാലത്തിന്റെ പുനരവതരണവും പ്രധാനമാണല്ലോ. ഏഴാം അധ്യായം തുടങ്ങുന്നതിങ്ങനെ: മലബാറിലെ മഞ്ഞ് കുറയുന്നു, മാറുന്നു. മാർച്ച് മാസമാകുന്നു. രോമക്കുപ്പായങ്ങളും കമ്പിളിപ്പുതപ്പുകളും പാതിരാ കഴിഞ്ഞാൽ മതിയെന്നായി. കോട മാറിക്കഴിഞ്ഞാലുള്ള പകലിനു ചൂടായിത്തുടങ്ങി. ഇനി വെയിലിന്റെ കട്ടി കുറയുന്നതും നോക്കി മക്കളേം കൂട്ടി കടപ്പുറത്തേക്കുള്ള പോക്കുകളായി. മണലിൽ കളി, ഓടിപ്പിടിത്തം, ഉണ്ടപ്പിടിത്തം, മൽസരിച്ചോട്ടം, കുഴികുത്തല്, കക്കാ പെറുക്കല് അങ്ങനെ ജൂൺമാസം വരെ കടൽത്തീരക്കളികളുടെ ആരിപ്പുകളാണ്. പന്ത്രണ്ടു വർഷങ്ങളായി തുടരുന്ന കളിവട്ടങ്ങളുടെ കാലമാണ്. മക്കൾസ് പിച്ചവച്ചു നടന്ന് തുടങ്ങിയ നാൾ മുതൽ വീണും നടന്നും കരഞ്ഞും ചിരിച്ചും നീന്തിയും ഉരുണ്ടുപിരണ്ടും വളർന്നു വരുന്ന ഇടമാണ്. ഈ കടലും കടപ്പുറവും ഇല്ലായിരുന്നെങ്കിലോ? കുടുങ്ങിപ്പോയേനേ. ആനി നന്ദിയോടെ കടലിനെ സ്തുതിച്ച് സന്തോഷിച്ചു. ചരിത്രം പറയുമ്പോൾ കാട്ടുന്ന ധീരതയും സത്യസന്ധതയും ഈ നോവലിന്റെ കൊടിയടയാളമാണ്. വാസ്‌കോഡഗാമ ആദ്യവരവിൽത്തന്നെ കോഴിക്കോട്ടും പരിസരത്തും ക്രൂരതകളുടെ പേമാരി പെയ്യിച്ചിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കുന്നുമുണ്ട്. ഭയന്നു കീഴടങ്ങിയ ജനങ്ങളുടെ മുന്നിലേക്ക് അയാളുടെ രണ്ടാം വരവ് എപ്രകാരമായിരുന്നുവെന്ന് നോവലിൽ വായിക്കാം. പിന്നെ വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവാണ്. മലബാർ തുറമുഖത്ത് കിടന്നിരുന്ന മൂറുകളുടെ വലിയൊരു കപ്പലിനെ ആക്രമിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന വലിയൊരു യാത്രാസംഘം ആ കപ്പലിലുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഉയർത്തിക്കാട്ടി സ്ത്രീകൾ ഉറക്കെ വിലപിച്ചിരുന്നു. കൊല്ലരുതേ അവർ ഉറക്കെ വിളിച്ചു പറഞ്ഞ് വിലപിച്ചിരുന്നു. ഇരുപത്തൊന്ന് കുഞ്ഞുങ്ങളെ ലിസ്ബനിലെ സന്യാസാശ്രമത്തിലേക്കു പിടിച്ചെടുത്ത ശേഷം ആ കപ്പലിന് തീയിട്ട് കപ്പൽ തകർത്ത് കടലിൽ താഴ്ത്തിയത്രേ. എങ്ങനെ മനുഷ്യർക്കിങ്ങനെ ചെയ്യാനാവുന്നു? ആനിക്കതാണു മനസ്സിലാവാത്തത്. മനുഷ്യർക്ക് ഇത്രമാത്രം മനുഷ്യത്വമില്ലാത്തവരാകാൻ പറ്റുമോ? ആ കൂട്ടക്കൊലയ്ക്കു ശേഷം അമ്പതോളം മലബാറി മീൻപിടിത്തക്കാരെ ജീവനോടെ പിടിച്ചെടുത്ത് ഗാമയുടെ കപ്പലിലെ കൊടിമരത്തിൽ തോരണം പോലെ തൂക്കിത്തൂക്കി കൊന്നുവത്രേ. വധിക്കപ്പെട്ടവരുടെ കൂട്ടക്കാർ കരയിൽ നിന്ന് അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. മണക്കാൻ തുടങ്ങിയപ്പോൾ ആ പാവം ദേഹങ്ങളെ കൊത്തിനുറുക്കി കടലിലേക്കെറിഞ്ഞുവത്രേ. ഞങ്ങളോട് ഇടഞ്ഞാൽ ഇങ്ങനെയൊക്കെ പിടയേണ്ടിവരുമെന്ന് സാമൂതിരി രാജയെയും മൂറുകളെയും അറിയിക്കാനായി ചെയ്തു കൂട്ടിയതാണത്രേ. ചരിത്രത്തിലെ ആകസ്മികതകളും വിധിവൈപരീത്യങ്ങളും പറയുമ്പോഴും കെ.ജെ. ബേബിയിലെ ചരിത്രാന്വേഷകൻ ജാഗരൂകനാണ്. ടിപ്പുസുൽത്താൻ വഴിവെട്ടലിൽ ദീർഘവീക്ഷണമുള്ള ഭരണാധിപനായിരുന്നുവെന്ന് ലോഗൻ എഴുതിയിട്ടുണ്ട്. പക്ഷേ, അദ്ദേഹം വെട്ടിവളർത്തിപ്പൊലിപ്പിച്ചെടുത്ത അതേ വഴികളിലൂടെത്തന്നെ കമ്പനിപ്പടയും കൂട്ടരും പീരങ്കിക്കൂട്ടവും മൈസൂരിലേക്കു ചെന്നാണ് അദ്ദേഹത്തെ വധിച്ചതും, മലബാറ് കമ്പനിക്കാരുടേതാക്കിയതും. താൻ വെട്ടിവെളർത്തിയ വഴികൾ അദ്ദേഹത്തിന്റെ കുഴികളായി. താൻ കുഴിക്കുന്ന കുഴിയിൽ താൻ തന്നെ വീണുവെന്ന മലബാരീപഴമൊഴി എല്ലാവരും ഓർത്തിരിക്കുന്നതു നല്ലതാണെന്ന് ആനിക്കു തോന്നി. അതേ, ഗുഡ്‌ബൈ മലബാർ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാലമപ്പാടെ മറനീക്കി നമ്മുടെ മുന്നിലേക്കു വീണ്ടും സംഭവിക്കുകയാണ്. വായനയ്ക്കിടെ തോന്നിയ ചില സംശയങ്ങൾക്ക് കെ.ജെ. ബേബി മറുപടി പറയുന്നു. ∙ ഗുഡ്‌ബൈ മലബാർ അടുത്ത കാലത്തു വായിച്ച, ഏറ്റവും ഇഷ്ടപ്പെട്ട നോവലുകളിലൊന്നാണ്. പേരു മാത്രമായി കേട്ടപ്പോൾ വാങ്ങണോ എന്നു സംശയിച്ചു. ഏറെ പ്രിയമുള്ളൊരു മിത്രം സ്വന്തം വായനാനുഭവം പറഞ്ഞു കൊതിപ്പിച്ചപ്പോഴാണ് വാങ്ങിച്ചത്. നാടുഗദ്ദിക, മാവേലി മൻറം തുടങ്ങി മലയാളിത്തം തുടിക്കുന്ന ഗംഭീര പേരുകൾ പുസ്തകത്തിനിട്ടിട്ടുള്ളയാളാണ് ബേബിച്ചേട്ടൻ. ഗുഡ്‌ബൈ മലബാർ എന്ന ഇംഗ്ലിഷ് പേര് ഈ പുസ്തകത്തിനിടാൻ കാരണം എന്താവാം? സമീപകാലത്ത് മലയാളം സിനിമകൾക്ക് ഇംഗ്ലിഷ് പേരിടുന്ന രീതി കണ്ടുവരുന്നുണ്ട്. അതുപോലെ വല്ലതുമാണോ? നാടുഗദ്ദികയും മാവേലി മൻറവുമൊന്നും മലയാളം പേരുകളല്ല. നാടുഗദ്ദിക അടിയോരുടെ ഭാഷയിൽ ഒരു ആചാരത്തിന്റെ പേരാണ്. മൻറവും ഗോത്രം എന്ന അർഥത്തിൽ അടിയോരുടെ വാക്കാണ്. മാവേലി വേണമെങ്കിൽ മലയാളമാണെന്നു പറയാമെന്നു മാത്രം. ബസ്പുർക്കാന എന്ന എന്റെയൊരു നോവലുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസപ്രകാരം സ്വർഗത്തിനും നരകത്തിനും ഇടയിലുള്ള ശുദ്ധീകരണ സ്ഥലം. മരിച്ചയാളുകളെ സ്വർഗത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു മുൻപ് ശുദ്ധീകരിക്കുന്ന സ്ഥലം. ലാറ്റിൻവാക്കാണത്. എഴുതുന്നതോ പറയുന്നതോ ആയ വിഷയവുമായി ബന്ധപ്പെട്ടുള്ള പേരുകളാണല്ലോ നമ്മൾ പുസ്തകത്തിനു കൊടുക്കുക. ലോഗന്റെയും ആനിയുടെയും കഥയാണ് ഈ നോവൽ. അവർ ഇംഗ്ലിഷുകാരാണ്. അവർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മലബാർ. അതിലുപരി അവിടത്തെ കടപ്പുറം. സന്തോഷം വന്നാലും ദുഃഖം വന്നാലും അവർ കടപ്പുറത്തേക്ക് ഓടിപ്പോകും. അങ്ങനെയുള്ള കടലിനോടും മലബാറിനോടും യാത്ര പറഞ്ഞ് അവർ നാട്ടിലേക്കു തിരിച്ചുപോവുകയാണ്. ആ യാത്ര പറച്ചിലാണ് ഗുഡ്‌ബൈ മലബാർ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ∙ മലബാർ മാന്വൽ എഴുതിയ ലോഗന്റെ ജീവചരിത്രം അധികരിച്ച് ഇപ്പോഴൊരു നോവൽ എഴുതുന്നതിന്റെ പ്രസക്തി? സത്യത്തിൽ ലോഗന്റെ ജീവചരിത്രം വച്ച് നോവൽ എഴുതണമെന്ന ഉദ്ദേശ്യത്തിൽ തുടങ്ങിയതല്ല. ഞങ്ങടെ കാരണവന്മാർ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയതിന്റെ ചരിത്രവും പശ്ചാത്തലവുമൊക്കെ പറയുന്ന ഒരു നോവലെഴുതണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ തുടങ്ങിയതാണ് ബസ്പുർക്കാനാ. ശരിക്കും ആ നോവൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പക്ഷേ, പൂർത്തിയാക്കിയതുവച്ച് അച്ചടിക്കാൻ കൊടുത്തു. എന്നിട്ടു ഞാൻ തിരുവണ്ണാമലയ്‌ക്കൊരു യാത്രപോയി. ബസ്പുർക്കാനാ മൂന്നു പതിപ്പ് ഇറങ്ങി. അപ്പോഴാണ് അതൊന്നു പൂർത്തീകരിക്കണമെന്നു തോന്നിയത്. അതിനുവേണ്ടിയുള്ള വായനയിലാണ് ലോഗനും മലബാർ മാന്വലുമൊക്കെ എന്റെ മുന്നിൽ വരുന്നത്. ∙ തിരുവണ്ണാമലയിലാണല്ലോ രമണമഹർഷിയുടെ ആശ്രമം. അവിടേക്കാണോ പോയത്? അല്ല. ആശ്രമത്തിനു പുറത്ത് നമുക്കു താമസിക്കാനുള്ള മുറികൾ കിട്ടും. വളരെ ശാന്തമായ സ്ഥലമാണ്. വിവിധ ജാതിമതങ്ങളിൽ പെട്ടവർ ആ പരിസരത്ത് മുറിയെടുത്ത് താമസിക്കാറുണ്ട്. അവിടെ ചില ഗുഹകളുണ്ട്. ഒരു തടസ്സവുമില്ലാതെ നമുക്കവിടെ പോയിരുന്നു ധ്യാനിക്കാം. മലകളാണ്. അവിടെയൊക്കെ ചുമ്മാ നടക്കാം. എഴുതാനും വായിക്കാനും നല്ല ഏകാഗ്രതയും സ്വാതന്ത്ര്യവും കിട്ടും. ആരും ചോദിക്കില്ല. എവിടുന്നു വരുന്നു, എങ്ങോട്ടു പോകുന്നു, എന്താ കാര്യം എന്നൊന്നും. പക്ഷേ, അവിടെ ചെന്ന് അധികം താമസിയാതെ എന്റെ വലത്തെ കണ്ണിന്റെ കാഴ്ച പോയി. ഒന്നും കാണാനാവുന്നില്ല. ഞാൻ വെല്ലൂരു പോയി. അമൃതേൽ പോയി. പല അലോപ്പതിക്കാരോടും ചോദിച്ചു. അവരു പറയുന്നത് റെറ്റിനയ്ക്ക് എന്തോ പറ്റി. അത് അടിച്ചുപോയി എന്നാണ്. ആകെയുള്ള മാർഗം റെറ്റിനയിൽ ഇൻജക്‌ഷൻ എടുക്കുകയാണ്. 10,000 രൂപ വിലയുള്ള ഇൻജക്‌ഷനാണ്. മാസത്തിലൊരിക്കൽ ചെയ്യണം. സാധാരണ ഓപ്പറേഷൻ ചെയ്യുന്ന മാതിരി. പക്ഷേ, ഗുണമുണ്ടാകുമെന്ന് ഒരു പ്രതീക്ഷയുമില്ല. അങ്ങനെ വന്നപ്പോൾ ഞാൻ പാലക്കാട്ട് നിർമലാനന്ദഗിരി സ്വാമിയുടെ അടുത്തേക്കു പോയി. അദ്ദേഹം പറഞ്ഞു, തിരുവണ്ണാമലയിലെ മുറിയിൽ പോയി സ്വസ്ഥമായി ഇരുന്നാൽ മതി. മരുന്നൊന്നും വേണ്ട. കുറച്ചു സമയം എടുക്കും. പക്ഷേ, കാഴ്ച തിരിച്ചുകിട്ടും. വായനേം എഴുത്തുമെല്ലാം നിർത്തി കണ്ണിനു വിശ്രമം കൊടുത്ത് വെറുതെ ഇരിക്കണം. ഞാൻ തിരിച്ചു തിരുവണ്ണാമലയിലേക്കു പോയി. മുറിയിൽ വെറുതെ ഇരിക്കും. മല കയറും. അവിടൊക്കെ ചുറ്റി നടക്കും. മരുന്നൊന്നും കഴിക്കാതെ ആ അന്തരീക്ഷത്തിലെ ഇരിപ്പും നടപ്പും മാത്രം. ആറുമാസം കഴിഞ്ഞപ്പോൾ എന്റെ കാഴ്ച തിരിച്ചുകിട്ടി. ശരിക്കല്ല. മൂടലുണ്ട്. പക്ഷേ, കാണാം, വായിക്കാം എന്ന അവസ്ഥ. എനിക്കതിശയം തോന്നി. ആ മല കാണാണ്ടായ അവസ്ഥയിൽനിന്ന് മല കാണാമെന്ന അവസ്ഥയിൽ. ∙ തിരുവണ്ണാമലയിലെ ജീവിതം തന്ന മറ്റു സന്തോഷങ്ങൾ? കേരളം എന്റെ സ്വന്തബന്ധുക്കാരെല്ലാമുള്ള സ്ഥലമാണ്. വലിയ സുരക്ഷിതത്വം തോന്നേണ്ട സ്ഥലം. തിരുവണ്ണാലയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. പക്ഷേ, എനിക്ക് ഇവിടെ തോന്നിയിട്ടില്ലാത്ത സുരക്ഷിതത്വം അവിടെ തോന്നി. എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം ആയിരുന്നു അത്. കണ്ണു കൊണ്ട് വായിക്കാം എന്ന ഉറപ്പു കിട്ടി ധൈര്യം വന്നപ്പോൾ ഞാനെടുത്തു നോക്കിയ ആദ്യത്തെ പുസ്തകം മലബാർ മാന്വൽ ആയിരുന്നു. ഡോ. കെ.കെ.എൻ. കുറുപ്പിന്റെ മലയാള പരിഭാഷ. അതിന്റെ ആമുഖത്തിൽ ലോഗന്റെ ജീവചരിത്രം സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്. മലബാറിൽ കലക്ടറായിരുന്നു അദ്ദേഹം. ഏതാണ്ട് അഞ്ച് നാട്ടുരാജ്യങ്ങളായി കിടന്ന പ്രദേശത്തെ പരമാധികാരി, രാജാധിരാജൻ. അവസാനം ബ്രിട്ടിഷ് അധികാരികൾ അദ്ദേഹത്തെ തരം താഴ്ത്തി സ്ഥലം മാറ്റുന്നുണ്ട്. ആ തസ്തികയിൽ രണ്ടു മാസം ജോലി ചെയ്ത ശേഷം അദ്ദേഹം രാജിവച്ചു സ്‌കോട്‌ലൻഡിലേക്കു തിരികെപ്പോവുകയാണ്. തരംതാഴ്ത്താനുള്ള കാരണമെന്താണെന്നോ? മലബാർ മാന്വലിൽ മലബാറിൽ നടന്നിട്ടുള്ള കാർഷിക കലാപങ്ങളെക്കുറിച്ച് ലോഗന്റെ ഒരു വിലയിരുത്തൽ ഉണ്ട്. എത്ര കരിനിയമങ്ങൾ ഉണ്ടാക്കിയിട്ടും കാര്യമില്ല, കൃഷിക്കാരുടെ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കാതെ മലബാറിലെ അസ്വസ്ഥതകൾ മാറില്ല എന്നാണ് അദ്ദേഹം എഴുതിയത്. ഈ ഭാഗം എടുത്തു കളയണമെന്ന് ബ്രിട്ടിഷ് അധികാരികൾ അദ്ദേഹത്തോടാവശ്യപ്പെട്ടു. ആ ആജ്ഞയെ ലോഗൻ ധിക്കരിക്കുന്നു. കണ്ടറിഞ്ഞ സത്യം എഡിറ്റ് ചെയ്ത് കളയാനാവില്ല എന്ന നിലപാട്. അതിനുള്ള ശിക്ഷയായാണ് അദ്ദേഹത്തെ മജിസ്‌ട്രേറ്റായി തരംതാഴ്ത്തി കടപ്പ ജില്ലയിലേക്ക് സ്ഥലം മാറ്റുന്നത്. ഈ ഭാഗം വായിച്ചപ്പോൾ എനിക്ക് ലോഗന്റെ വ്യക്തിത്വത്തോട് വലിയ ബഹുമാനം തോന്നി. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് എഴുതാൻ തീരുമാനിക്കുന്നത്. ആദ്യം നോവലെഴുതാനൊന്നുമല്ല ആലോചിച്ചത്. ലോഗനെക്കുറിച്ചു പഠിക്കുക എന്നു മാത്രമായിരുന്നു തീരുമാനം. ‘വില്യം ലോഗൻ: മലബാറിലെ കാർഷിക ബന്ധങ്ങളിലേക്കൊരു പഠനം’ എന്ന പേരിൽ കെ.കെ.എൻ. കുറുപ്പിന്റെ വേറൊരു പുസ്തകം ഉണ്ട്. അതു സംഘടിപ്പിച്ചു വയിച്ചു. അപ്പോൾ ലോഗൻ ചെയ്തിട്ടുള്ള കുറെ കാര്യങ്ങൾ കൂടി മനസ്സിലായി. സൈലന്റ് വാലി ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനു കാരണം ലോഗനാണ്. ബ്രിട്ടിഷുകാരായ എസ്റ്റേറ്റുകാർ സൈലന്റ് വാലി അടക്കം അട്ടപ്പാടി മുഴുവൻ കയ്യേറി. ലോഗനാണ് കേസ് നടത്തി എസ്റ്റേറ്റുകാരെ ഒഴിപ്പിച്ച് അട്ടപ്പാടി മുഴുവൻ തിരിച്ചു പിടിച്ചത്. അങ്ങനെ നാടിനു ഗുണമുള്ള ഒരുപാടു കാര്യങ്ങൾ ലോഗൻ ചെയ്തിട്ടുണ്ട്. അവയൊക്കെ മനസ്സിലായപ്പോഴാണ് ലോഗനെക്കുറിച്ച് എഴുതാൻ തീരുമാനിക്കുന്നത്. ∙ എത്രകാലത്തെ വായനയും തയാറെടുപ്പും വേണ്ടി വന്നു ഈ പുസ്തകമെഴുതാൻ? നാലരവർഷം. ആദ്യത്തെ ആമുഖത്തിൽ നിന്ന് രണ്ടാമത്തെ പുസ്തകത്തിലേക്കു കടന്നു. അവിടെനിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ചുള്ള പുസ്തകങ്ങൾ സംഘടിപ്പിച്ചു വായിച്ചു. കാൾ മാർക്‌സ് ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂണിൽ ശിപായി ലഹളക്കാലത്തെ ഇന്ത്യയെക്കുറിച്ച് ഒരു പഠനം നടത്തിയിട്ടുണ്ട്. കൊലകൾ, കൊള്ളകൾ എല്ലാം മാർക്‌സ് വിവരിക്കുന്നുണ്ട്. മലബാറിലെ ഒരു കർഷകൻ എഴുതിയ കത്തുവരെ അദ്ദേഹം ആ ലേഖനങ്ങളിൽ ഉൾപ്പെടുത്തി. അവയെല്ലാം തപ്പിപ്പിടിച്ചു വായിച്ചു. സ്‌കോട്‌ലൻഡിന്റെ ചരിത്രം, ആനി ബസന്റിന്റെ ആത്മകഥ, എ. ഒ. ഹ്യൂമിന്റെ ജീവചരിത്രം എന്നിവയും വായിച്ചു. ഇംഗ്ലണ്ടിൽനിന്നു വരെ പുസ്തകങ്ങൾ വരുത്തി. ശിപായി ലഹളയെക്കുറിച്ച് എഴുതുമ്പോൾ മാർക്‌സ് കൊടും പട്ടിണിയിലാണ്. ഏംഗൽസ് കൊടുക്കുന്ന ചെറിയ പൈസയല്ലാതെ ഒരു വരുമാനവുമില്ല. ആ പട്ടിണിക്കിടയിലാണ് അദ്ദേഹം ഇംഗ്ലണ്ടിലിരുന്ന് ഇന്ത്യയെക്കുറിച്ച് പഠിച്ച് എഴുതുന്നത്. ∙ ആദിവാസിജീവിതങ്ങളെ അതിന്റെ എല്ലാ നീറ്റലോടെയും വൈവിധ്യത്തോടെയും അവതരിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ്. കെ.ജെ. ബേബി എന്നു കേൾക്കുമ്പോൾത്തന്നെ വയനാട്ടിലെ ആദിവാസിജീവിതത്തിന്റെ എഴുത്തുകാരൻ എന്നൊരു തോന്നലുണ്ടാവും. അതിൽനിന്നു തീർത്തും മാറിയുള്ള ഒരു സഞ്ചാരമാണ് ഈ നോവൽ. അപ്പോഴും മലബാർ തന്നെ എഴുത്തിന്റെ ഭൂമിക. മലബാർ കേന്ദ്രീകരിച്ചുള്ള ഒരു ലോകസഞ്ചാരം. വയനാടും മലബാറും ഒക്കെ എങ്ങനെയാണ് എഴുത്തിനെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നത്? ഞാൻ ജനിച്ചുവളർന്നത് മലബാറിലാണ്. 1940 കളിൽ തിരുവിതാംകൂറിൽനിന്ന് കുടിയേറിയ ഒരു ഇടത്തരം കർഷകകുടുംബത്തിലാണ് ജനിച്ചുവീഴുന്നത്. അപ്പൻ കാഞ്ഞിരപ്പള്ളിക്കാരൻ. അമ്മ മറ്റക്കരയിൽനിന്ന്. മലബാറിൽ വച്ചാണ് അവർ കല്യാണം കഴിക്കുന്നത്. കണ്ണൂർ ജില്ലയിലെ മാവടിയിലാണ് എന്റെ ജനനം. അന്നു മുതൽ, കാണുന്ന പുഴയും കാണുന്ന സ്ഥലവും ശ്വസിക്കുന്ന വായുവും മലബാറിലേതാണ്. പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുകാലം മുംബൈയിൽ ഐടിഐ പഠിക്കാൻ പോയി. എനിക്ക് പത്തൊമ്പതു വയസ്സുള്ളപ്പോൾ കുടുംബം വയനാട്ടിലേക്കു കുടിയേറി. ഇവിടത്തെ മണ്ണും മനുഷ്യരും പ്രകൃതിയുമൊക്കെ എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് മലബാറും വയനാടും പ്രചോദനമായത്. അമ്മയെ ആദരിക്കുന്നതുപോലെ ഞാൻ ജനിച്ച മണ്ണിനെ ഞാൻ ആദരിക്കുന്നു. മറ്റുള്ളവർ കാണാത്ത പലതും ഞാൻ കാണുന്നു. അതൊക്കെ എഴുതുന്നു. ∙ മാർത്താണ്ഡവർമ നമുക്ക് ചരിത്രാഖ്യായികയായിരുന്നു. നോവൽ എന്നല്ല വിളിച്ചത്. എന്നാൽ ഇന്ന് ഏതു നോവലെടുത്താലും ചരിത്രമുണ്ടാവും. ചിലതിൽ മുന്നിട്ടു നിൽക്കുന്നത് ചരിത്രം തന്നെ. പക്ഷേ, നമ്മൾ ഇക്കാലത്ത് ഇത്തരം നോവലുകളെ ചരിത്രാഖ്യായിക എന്നു വിളിക്കുന്നില്ല. ഭൂരിപക്ഷം നോവലിലും ചരിത്രം കടന്നുവരുന്നതുകൊണ്ടാകാം ഇത്. മലയാളത്തിലെ നോവലെഴുത്തുകാരുടെ ഈ വല്ലാത്ത ചരിത്രാഭിമുഖ്യത്തിനു കാരണം? എല്ലാരെക്കുറിച്ചും പറയാൻ എനിക്കാവില്ല. എന്നെക്കുറിച്ചു പറയാം. പണ്ടത്തെ വയനാട്ടിലെ ഭൂമികൈമാറ്റം, കോടതികൾ എന്നിവയെക്കുറിച്ചൊക്കെയാണ് ആദ്യം പഠിച്ചത്. ഭാര്യ വായിക്കും, ഞാൻ പകർത്തി എഴുതും. വയനാടിന്റെ എഴുതപ്പെടാത്ത ചരിത്രം കോടതി രേഖകളിലൂടെ കിട്ടി. അങ്ങനെ വായിച്ചുവരുമ്പോൾ, ഒരു ഉടമ തന്റെ അടിമയായിരുന്ന കൈപ്പാടനെ വേറൊരു ഉടമയ്ക്ക് എട്ടുരൂപയ്ക്ക് പണയം വയ്ക്കുന്നു. പണയം വയ്ക്കപ്പെട്ട കൈപ്പാടനെ പിന്നീട് കാണാതെ പോകുന്നു. പണയം വാങ്ങിയ ആൾ പണയം വച്ചയാളിനെതിരെ കേസ് കൊടുക്കുന്നു. അതൊക്കെ കോടതിരേഖകളിൽ നിന്നു വായിച്ചപ്പോൾ പണയപ്പണ്ടമായ കൈപ്പാടൻ എവിടെ എന്ന് ഞാൻ സ്വതന്ത്രമായി അന്വേഷിക്കുന്നു. അതാണ് മാവേലി മൻറം എന്ന നോവൽ. ചരിത്രം എഴുതാൻ വേണ്ടി എഴുതിയ നോവലല്ല. അന്വേഷണത്തിനിടയിൽ ചരിത്രം കടന്നു വന്നു എന്നു മാത്രം. ഞങ്ങളുടെ കാരണവന്മാരെക്കുറിച്ച് എഴുതാനുള്ള ആഗ്രഹത്തിൽ എഴുതിത്തുടങ്ങിയതാണ് ബസ്പുർക്കാന. അവിടെയും ചരിത്രം പിന്നീട് കടന്നു വരുന്നു. ചരിത്രനോവൽ എഴുതുക എന്ന ഉദ്ദേശ്യത്തിലല്ല ഇവയൊന്നും എഴുതിയിട്ടുള്ളത്. എഴുതിവരുമ്പോൾ ചരിത്രം കയറി വരുന്നത് എഴുത്തുകാരന്റെ ചരിത്രാഭിമുഖ്യം കൊണ്ടാകാം. ∙ മാനസികാരോഗ്യ കേന്ദ്രത്തിലും ജയിലിലുമൊക്കെ ശുചീകരണം നടത്തുമ്പോഴും കടപ്പുറത്തേക്കു കുതിരയോടിക്കുമ്പോഴും അമ്മയുടെ അടുത്തേക്ക് പോകുമ്പോഴുമൊഴിച്ചാൽ ആനിക്ക് സ്വന്തമായ വ്യക്തിത്വം ഉണ്ടാവുന്ന സന്ദർങ്ങൾ കുറവാണ്. പിന്നെന്തുകൊണ്ടാണ് ആനിയിലൂടെ കഥ പറയാൻ തീരുമാനിച്ചത് ? ലോഗനിലൂടെ കഥ പറയാൻ തന്നെയായിരുന്നു ആദ്യതീരുമാനം. ഏതാനും അധ്യായങ്ങൾ അങ്ങനെ എഴുതുകയും ചെയ്തു. പക്ഷേ, അപ്പോഴാണ് ഒരു പ്രശ്‌നം. ലോഗനെക്കുറിച്ച് എനിക്കെഴുതാനുള്ളതെല്ലാം ഔദ്യോഗിക കാര്യങ്ങൾ മാത്രം. ഫിക്‌ഷന് യാതൊരു സ്‌കോപ്പുമില്ല. അങ്ങനെ വന്നപ്പോൾ ഞാൻ കഥ പറച്ചിലുകാരനാകാൻ തീരുമാനിച്ചു. അപ്പോൾ പുതിയ പ്രശ്‌നം. ഞാൻ അങ്ങനെ മുഴച്ചു നിൽക്കുകയാണ്. മൂന്നാമതു സ്വീകരിച്ച ഫോം ആണ് ആനിയിലൂടെ കഥ പറച്ചിൽ. അതോടെ വലിയ ആശ്വാസത്തിലും സ്വാതന്ത്ര്യത്തിലുമായി. ∙ നീതിമാനായ ഉദ്യോഗസ്ഥനായിരുന്നു ലോഗനെന്നാണ് നോവൽ വായിക്കുമ്പോൾ തോന്നുക. അക്കാലത്തെ ബ്രിട്ടിഷുകാരായ പല ഉന്നതോദ്യോഗസ്ഥരും അതിക്രൂരന്മാരും ഇന്ത്യക്കാരെ നിർദ്ദയം പീഡിപ്പിക്കുന്നവരുമായാണ് നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്. പഠനത്തിൽ നിന്നു മനസ്സിലായ സത്യസ്ഥിതി എന്താണ്? ∙ മലബാർ കലാപം എല്ലാക്കാലത്തും ഒരു തർക്കവിഷയമായിരുന്നു. നോവലിൽ സമാനമായ പല വിവരണങ്ങളുമുണ്ട്. മലബാറിലെ വർഗീയാസ്വസ്ഥതകൾ പെരുക്കിയത് ബ്രിട്ടിഷ് ഭരണമാണോ? തുടക്കമിട്ടത് പോർച്ചുഗീസുകാരാണ്. അവർ വരും വരെ ഇവിടത്തെ വിവിധ ജാതി, മതവിഭാഗങ്ങൾ വളരെ സ്‌നേഹത്തോടെയാണ് കഴിഞ്ഞു വന്നത്. മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമൊക്കെ പള്ളി വച്ചുകൊടുത്തത് ഇവിടെ ഹിന്ദുരാജാക്കന്മാരും ജന്മിമാരുമല്ലേ. പക്ഷേ, പോർച്ചുഗീസുകാർ വന്നതോടെ ആളുകളെ ഭിന്നിപ്പിക്കാൻ തുടങ്ങി. സാമൂതിരിയുമായി ഉറ്റബന്ധത്തിലായിരുന്ന അറബിക്കച്ചവടക്കാരിൽ നിന്ന് കച്ചവടം പിടിച്ചെടുക്കാൻ അറബികളെ ആക്രമിച്ചുകൊണ്ടാണ് തുടക്കം. പിന്നെയത് നാട്ടിലെ മുസ്‌ലിംകൾക്കു നേരേയുള്ള ആക്രമണമായി. പ്രതിസ്ഥാനത്തവർ ഹിന്ദുക്കളുടെ പേരു പറഞ്ഞു. അങ്ങനെയാണ് വൈരം തുടങ്ങുന്നത്. ബ്രിട്ടിഷുകാർ ഈ വൈരം വളർത്തി. അതിപ്പോഴും തുടരുന്നു. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. Chief Minister- Repeated PSC Questions 1) മുഖ്യമന്ത്രിയായ ആദ്യ വനിതാ-സുചേതാ കൃപാലിനി (1963 ഉത്തർപ്രദേശ്) 2) മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിതാ-നന്ദിനി സത്പദി (1972 ഒറീസ്സ 3) മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിതാ-ജാനകി രാമചന്ദ്രൻ (തമിഴ്നാട് 4) ഒരു സംസ്ഥാനത്തു ഏറ്റവും കൂടുതൽ കാലം 'അഭിനന്ദനങ്ങള്‍ ഇന്ത്യ എന്ന ട്വീറ്റിനൊപ്പമായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുന്നോടിയായി 44 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. സെക്കന്റിന്‍ 700 പേര്‍ എന്ന നിലയിലാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ചരിത്ര നേട്ടം കുറിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു എന്നായിരുന്നു നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലായിരുന്നു പ്രതികരണം. ഇന്ത്യ ചരിത്രം കുറിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ ഒരു വലിയ വിജയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 130 കോടി വരുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ കൂടി വിജയമാണിത്. വാക്‌സിനേഷനില്‍ നൂറ് കോടി പിന്നിട്ട രാജ്യത്തെ അഭിനന്ദിക്കുകയാണ്. ഇതിനായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി. ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി. അർജന്റീന സൂപ്പർ താരത്തിന്റെ ഭാവി ഇപ്പോഴും അനിശ്ച്ചിത്വത്തിലാണ്, കൂടാതെ 6 മാസങ്ങളോട് കൂടി ക്ലബ്ബ്മായും മെസ്സിയുടെ കരാർ അവസാനിക്കുകയാണ്. അതു കൊണ്ട് എവിടെയൊക്കെയാണ് ഇതിഹാസ നായകന് തിളങ്ങാൻ അവസരങ്ങൾ ഉള്ളത്? ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഞെട്ടിയ ഒരു സമയമായിരുന്നു കഴിഞ്ഞ സമ്മറിൽ മെസ്സി തനിക്ക് ക്ലബ്ബ് വിടണമെന്ന് പ്രഖ്യാപിച്ചപ്പോൾ. ഗോളുമായിട്ടുള്ള ഒരു ഇന്റർവ്യൂവിൽ മെസ്സി തന്റെ ബാഴ്‌സലോണ ജീവിതത്തെ പറ്റിയും സങ്കടത്തെ കുറിചും തുറന്നു പറഞ്ഞു. പിന്നീട് ബാഴ്‌സലോണ ക്ലബ്ബ്മായും നിയമയുദ്ധതത്തിൽ ഏർപ്പെടാൻ ഒരുങ്ങിയത്തിനും ലോകഫുട്ബാൾ സാക്ഷ്യം വഹിച്ചതാണ്. വരുന്ന സമ്മറിൽ മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കെ ബാഴ്‌സലോണയുടെ ഇതിഹാസ നായകൻ ട്രാൻസ്ഫെറിനെ കുറിച് പ്രതികരിച്ചെതിങ്ങനെ: “ഇപ്പോൾ എന്റെ ലക്ഷ്യം ഈ സീസൺ ആണ്. ക്ലബ്ബ് മാറുന്നതിനെ കുറിച്ചെല്ലാം സീസൺ അവസാനിച്ചതിനു ശേഷം ചിന്തിക്കാം.” തന്റെ നിലപാട് വ്യക്തമാക്കിയ അർജന്റീന നായകന് 2021 സീസൺ അവസാനിക്കുമ്പോൾ മാറാൻ സാധ്യതയുള്ള ക്ലബ്ബുകളെ കുറിച്ചൊന്ന് പരിശോധിക്കാം. മെസ്സിയുടെ നിലവിലെ ക്ലബ്ബ്മായിട്ടുള കരാർ ഈ സീസൺ അവസാനം അവസാനിക്കും, അതുകൊണ്ട് താരത്തിന് ഈ സമ്മറിൽ ഫ്രീ ട്രാൻസ്ഫെറിൽ മറ്റു ക്ലബ്ബിലേക്ക് മാറാവുന്നതാണ്. അദ്ദേഹത്തിന് മറ്റു ക്ലബ്ബ്കളുമായി ചർച്ച നടത്താനും ഈ സമയത്തു സാധ്യമാണ്. 2017ൽ മെസ്സി ബാഴ്‌സയുമായി ചെയ്ത 4 വർഷ കരാർ പ്രകാരം, മെസ്സിയുടെ കരാർ കൈമാറ്റ തുക 825 മില്യൺ ഡോളർ ആണ്. എന്നാൽ ഇത് ഈ സീസൺ അവസാനം അവസാനികുന്നതാണ്. തന്റെ കരിയർ അവസാനിക്കുന്നത് വരെ ബാഴ്സയിൽ തുടരൽ മെസ്സിക്ക് ഇപ്പോഴും സാധ്യമാണ്. പക്ഷെ അത് ഇനി വരുന്ന തെരെഞ്ഞെടുപ്പിൽ ജയിക്കുന്ന പ്രസിഡന്റിന്റെ കഴിവനുസരിച്ചിരിക്കും. ബാഴ്‌സയുടെ മുൻ പ്രസിഡന്റ് ബാർടോമ്യോവുമായി മെസ്സിയുടെ ബന്ധം വഷളായതിനു ശേഷം, ബോർഡുമായും മെസ്സി അകന്നു നിൽക്കുകയാണ്. ബാഴ്‌സയുടെ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് ഈ വരുന്ന ജനുവരി 24ന് നടക്കാനിരിക്കുകയാണ്. പി.എസ്.ജിയിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം വളരെ ഫലപ്രദമായിരിക്കും, കാരണം മെസ്സിയുടെ ഭീമൻ ശമ്പളം പി.എസ്.ജിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നെയ്മറുമൊന്നിച് കളിക്കാനുള്ള അവസരം വീണ്ടും ലഭിക്കുക എന്നത് മെസ്സിയെ പി.എസ്.ജിയിലേക്ക് ആകർശിപ്പിക്കുന്നതാണ്. പി.എസ്.ജിയുടെ പുതിയ മാനേജർ ആയ പൊറ്റച്ചിനോ മെസ്സിയെ പറ്റിയുള്ള അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിച്ചതിങ്ങനെ: വിജയത്തോടെ ചെൽസി ഒന്നാം സ്ഥാനത്ത് തുടരും വില്ലയുടെ… റാംഗ്നിക്കിന്റെ മാഞ്ചസ്റ്ററിൽ റൊണാൾഡോക്ക്‌ ഇടമുണ്ടോ … “ഞങ്ങൾ അഭ്യൂഹങ്ങളേ മാറ്റി നിർത്തുന്നു. എല്ലാ നല്ല കളിക്കാർക്കും പി.എസ്.ജിയിലേക്ക് സ്വാഗതം.” “പി.എസ്.ജി ലോകഫുട്ബാളിലെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങളും സാധാരണമാണ്. ഞങ്ങൾ (പൊറ്റെചീനോ) ഇപ്പോൾ എത്തിയിട്ടുള്ളൂ, അഭ്യൂഹങ്ങളേ അതിന്റെ വഴിക്ക് വിടൂ…” കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ശക്തമായി ഉയർന്ന ഒരു പേരാണ് മാഞ്ചസ്റ്റർ സിറ്റി. ഇരു ക്ലബ്ബുകൾക്കും മെസ്സിയെ ടീമിലെത്തിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ മെസ്സിയുടെ ബാഴ്സയിലെ സുവർണ്ണ കാലഘട്ടത്തിലെ പരിശീലകനായ പെപ് സിറ്റിയിൽ ഉള്ളത് സിറ്റിക്ക് ഈ ട്രാൻസ്ഫർ പോരാട്ടത്തിൽ മുൻതൂക്കം നൽകുന്നു. ഇരുവരും ഇപ്പോഴും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയ ഒമർ ബെറട മെസ്സിയെ പറ്റി ഒരു അഭിമുകത്തിൽ സംസാരിച്ചെതിങ്ങനെ: “മെസ്സി ഒരു മികച്ച കളിക്കാരനാണ്. തന്റെ യുഗത്തിലെ ഏറ്റവും മികച്ച താരം. ലോകത്തിലെ ഏതൊരു ക്ലബ്ബും മെസ്സിയെ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടാവും. ലോകത്തിൽ എവിടെയും ഒരു ചരിത്രം സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു താരമാണ് അദ്ദേഹം.” ചരിത്രത്തിൽ ആദ്യമായി മെസ്സി തനിക്ക് എം.എൽ.എസിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം ലാ സെക്സ്സ്ട്ടയോട് അമേരിക്കയിൽ ഭാവിയിൽ അമേരിക്കയിൽ കളിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞു. മെസ്സിയിനി അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റുകയാണെങ്കിൽ, അദ്ദേഹം യൂറോപ്പിലെ ഇതിഹാസങ്ങളായ ഡേവിഡ് ബെക്കാം, തിയറി ഹെൻറി, സ്റ്റീവൻ ജറാർഡ്, വെയ്ൻ റൂണി പോലെയുള്ളവരുടെ പാത പിന്തുടർന്നേക്കും. വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റർ സിറ്റി, ന്യൂ യോർക് സിറ്റി എഫ്.സി തുടങ്ങിയ ക്ലബ്ബുകൾ എന്തുകൊണ്ടും മെസ്സിക്ക് അനിയോജ്യമായ ഒരു ക്ലബ്ബായിരിക്കും. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർ ഉറ്റു നോക്കുന്ന ആ ട്രാൻസ്ഫർ നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം…. ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി; യശ്പാല്‍ ആര്യയും മകനും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആശങ്കയിൽ ബിജെപി കേന്ദ്രനേതൃത്വം – Media Mangalam ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി; യശ്പാല്‍ ആര്യയും മകനും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആശങ്കയിൽ ബിജെപി കേന്ദ്രനേതൃത്വം ഡെറാഡൂൺ: ഉത്തരേന്ത്യയിൽ വീണ്ടും ബിജെപിയ്ക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉത്താരാഖണ്ഡ് ബിജെപി നേതാവ് യശ്പാൽ ആര്യയും മകനും ബിജെപി വിട്ടു. പാർട്ടി വിട്ട നേതാവും മകനും കോൺഗ്രസിൽ ചേർന്നു. ഉത്താരാഖണ്ഡ് സംസ്ഥാന ഗതാഗതമന്ത്രിയാണ് യശ്പാല്‍ ആര്യ. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നാളുകളായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു യശ്പാല്‍. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതേ തുടർന്നാണ് രാജി വെച്ചത്. ബിജെപിയിൽ നിന്ന് രാജിവെച്ച യശ്പാലിനൊപ്പം മകനും ബിജെപി നേതാവുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേർന്നിട്ടുണ്ട്. ഇതിന് മുന്നോടിയായി യശ്പാലും മകനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തർപ്രദേശിൽ ലഖിംപുർ ഖേരിയിലെ സംഭവം തിരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതിനു പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന മന്ത്രി തന്നെ രാജി വെച്ച് പാർട്ടി വിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് 2017 ലാണ് യശ്പാല്‍ ആര്യയും സഞ്ജീവും ബിജെപിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നല്‍കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാല്‍ ആര്യ പാര്‍ട്ടി വിടുന്നത്. ഉത്ര വധക്കേസ്; വിധി പ്രഖ്യാപനം ഈ മാസം 13 ലേക്ക് മാറ്റി കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി കൊച്ചി സുഭാഷ് പാർക്ക് പുനരാരംഭിക്കുന്നു നാളെ വൈകിട്ട് 3 മണി മുതൽ പ്രവേശനം പെരിയ കൊലക്കേസിൽ മുൻ എംഎൽഎ കെ. വി കുഞ്ഞിരാമൻ പ്രതി; 10 പേർ പ്രതിപട്ടികയിൽ, അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ‘പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ പിന്മാറി മുസ്ലീം ലീഗ്; സമസ്തയുടെ തീരുമാനത്തിന് കൂടെയാണ് മുസ്ലിം ലീഗ്; ഈ മാസം 0ന് പള്ളികളിൽ ബോധവൽകരണം നടത്തും’; സാദിഖ് അലി ശിഹാബ് തങ്ങൾ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശനം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശനം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ തിരുവനന്തപുരം :മതേതരത്വത്തെ കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ്… കാപ്പനെ സ്വാഗതം ചെയ്ത് ഹസന്‍, സഹകരിക്കാന്‍ തയ്യാറായാല്‍ ചര്‍ച്ച തിരുവനന്തപുരം: മാണി സി. കാപ്പന്‍ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് എം.എം ഹസന്‍. എല്‍.ഡി.എഫില്‍ കൂടുതല്‍ അസ്ംതൃപ്ത എം.എല്‍.എമാരുണ്ട്. തെരഞ്ഞെടുപ്പ് ഫലം അഴിമതിക്കെതിരായ വിലയിരുത്തലാകുമെന്നും… മകളെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നത് ഈ കാരണം കൊണ്ട്; പൃഥ്വിരാജ് പറയുന്നു… ബിജെപി കോട്ടയിൽ പോയി പൊരുതിയ മമതയോ ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഓടിയ രാഹുലോ: പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാനൊരുങ്ങി മമത ബാനർജി; മറ്റ് പാർട്ടികൾക്കും സ്വീകാര്യയായ നേതാവ് സഖ്യം രൂപീകരിക്കുമ്പോൾ തകർന്നടിയുക കോൺഗ്രസ് വക്കീൽ കോട്ടിടാൻ ഒരുങ്ങി ബിനീഷ് കോടിയേരി; കൂട്ടിനു സഹപാഠികളായ പി. സി ജോര്‍ജിന്റെ മകനും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറിന്റെ മകനും ‘ഉമ്മൻചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവ്’; പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് ഷിബു ബേബി ജോണ്‍ മകളെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നത് ഈ കാരണം കൊണ്ട്; പൃഥ്വിരാജ് പറയുന്നു… ബിജെപി കോട്ടയിൽ പോയി പൊരുതിയ മമതയോ ബിജെപിയെ പേടിച്ച് വയനാട്ടിലേക്ക് ഓടിയ രാഹുലോ: പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകാനൊരുങ്ങി മമത ബാനർജി; മറ്റ് പാർട്ടികൾക്കും സ്വീകാര്യയായ നേതാവ് സഖ്യം രൂപീകരിക്കുമ്പോൾ തകർന്നടിയുക കോൺഗ്രസ് വക്കീൽ കോട്ടിടാൻ ഒരുങ്ങി ബിനീഷ് കോടിയേരി; കൂട്ടിനു സഹപാഠികളായ പി. സി ജോര്‍ജിന്റെ മകനും മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറിന്റെ മകനും നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം തുടകൾ അമർത്തിയും കാലുകൾ നീട്ടിയും നാക്കുംചുണ്ടും കടിച്ചും പ്രലോഭനം; അഭിമുഖത്തിനിടെ യുവതി ശ്രമിച്ചത് റഷ്യൻ പ്രസിഡന്റിനെ കുടുക്കാൻ; യുവതിയോട് വ്ലാഡ്മിർ പുട്ടിൻ അശ്ലീലച്ചുവയോടെ സംസാരിച്ചു എന്ന വിവാദത്തിലെ ആരും കാണാതെ പോയ വീഡിയോ പുറത്ത് – Media Mangalam തുടകൾ അമർത്തിയും കാലുകൾ നീട്ടിയും നാക്കുംചുണ്ടും കടിച്ചും പ്രലോഭനം; അഭിമുഖത്തിനിടെ യുവതി ശ്രമിച്ചത് റഷ്യൻ പ്രസിഡന്റിനെ കുടുക്കാൻ; യുവതിയോട് വ്ലാഡ്മിർ പുട്ടിൻ അശ്ലീലച്ചുവയോടെ സംസാരിച്ചു എന്ന വിവാദത്തിലെ ആരും കാണാതെ പോയ വീഡിയോ പുറത്ത് അഭിമുഖത്തിനിടെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച അമേരിക്കൻ മാധ്യമ പ്രവർത്തകക്കെതിരെ രൂക്ഷ വിമർശനമുയർത്തി റഷ്യൻ മാധ്യമങ്ങൾ. അഭിമുഖത്തിനിടെ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു എന്ന ആരോപണങ്ങൾക്കിടെയാണ് സി എൻ ബി സി യുടെ ഹാർഡ്ലി ഗാംബ്ലേക്കെതിരെ റഷ്യൻ മാധ്യമങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. യുവതി തന്റെ കാലുകൾ നീട്ടീയും തുടകൾ അമർത്തിയും ചുണ്ടും നാക്കും കടിച്ചും റഷ്യൻ പ്രസിഡന്റിന് നേരെ ലൈംഗിക ഉത്തേജനപരമായ ശരീരഭാഷ പ്രകടിപ്പിക്കുന്ന വീഡിയോയും റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു. എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ മോസ്‌കോയിൽ നടന്ന ഒരു എനർജി ഫോറത്തിൽ മോഡറേറ്റർ ആയിരുന്ന ഹാർഡ്ലി ഗാംബ്ലേ പ്രസിഡന്റ് പുട്ടിനെ ലൈംഗിക തൃഷ്ണ ഉണർത്തുന്ന തരത്തിൽ പ്രലേഭിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഉയരുന്ന ആരോപണം. പുട്ടിന്റെ അടുത്ത അനുഭാവിയായ വ്ളാഡിമിർ സോളോവ്യോവ്, തന്റെ റോഷ്യ 1 ന്യുസ് ചാനലിലൂടെയാണ് വിവാദ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. റഷ്യൻ നേതാവിന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയായിരുന്നു ഈ വനിത പത്രപ്രവർത്തക എന്നാണ് ആരോപണം. പരിപാടിയുടെ നേരത്തേ കാണിക്കാത്ത ഭാഗങ്ങളാണ് എന്നുപറഞ്ഞാണ് സോളോവ്യോവ് പുതിയ വീഡിയോ പുറത്തുവിട്ടത്. അശ്ലീലതാരം മിയ ഖലീഫയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ ഗാംബ്ലേയുടെ കാലുകളാണ് എടുത്തു കാണിക്കുന്നത്. മാത്രമല്ല, അവർ തന്റെ ബോഡീ ലാംഗ്വേജ് പൂർണ്ണമായും ഉപയോഗിച്ചു എന്ന് സഹ അവതാരകനായ ഡിമിട്രി കിസെല്യോവ് പറയുന്നുമുണ്ട്. 66 കാരനായ റഷ്യൻ നേതാവിന്റെ ശ്രദ്ധതിരിക്കുവാനാണ് തന്റെ കാലുകളുടെ പ്രദർശനം വഴി അവർ ശ്രമിച്ചതെന്നാണ് റഷ്യൻ മാധ്യമം ആരോപിക്കുന്നത്. സാധാരണയായി ഇത്തരം ടി വി പരിപാടികളിലെ എല്ലാ ദൃശ്യങ്ങളും പ്രേക്ഷകർ കാണാറില്ല. ഇത് ഞങ്ങളുടെ സാങ്കേതിക വിദഗ്ദരും ഫ്ളോർ സ്റ്റാഫും കണ്ട ദൃശ്യങ്ങളാണ് എന്നുപറഞ്ഞായിരുന്നു ഇത് അവതരിപ്പിച്ചത്. ‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ ഒരു ലൈംഗിക ഉത്തേജന വസ്തു എന്ന രീതിയിൽ ഹാഡ്ലി ഗാംബ്ലെ സ്വയം പ്രദർശിപ്പിക്കുകയായിരുന്നു എന്നും കിസെല്യൊവ് അഭിപ്രായപെട്ടു. ഫെമിനിസ്റ്റുകൾ പോലും ഇതിനെ വിമർശിക്കുമെന്ന് തെല്ലും ഭയമില്ലാതെയായിരുന്നു അവരുടെ പ്രവർത്തികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുട്ടിന്റെ ഉറച്ച അനുയായി ആയി അറിയപ്പെടുന്ന കിസ്ല്യോവ് അദ്ദേഹത്തിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തി കൂടിയാണ്. സി എൻ ബി സിയോ ഗാംബ്ലെയോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനു പകരമായി, തന്റെ കാലുകളെ കുറിച്ചും ലൈംഗിക ആകർഷണത്തെ കുറിച്ചും മുൻപേജിൽ തന്നെ വാർത്ത പ്രസിദ്ധീകരിച്ച ഒരു റഷ്യൻ പത്രം കൈയിൽ പിടിച്ചുകൊണ്ട് ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇടുകയായിരുന്നു അവർ. എനിക്ക് വളരെ നല്ല സുഹൃത്തുക്കളുണ്ട് എന്നായിരുന്നു അവർ അതിനു നൽകിയ അടിക്കുറിപ്പ്. അതേസമയം മറ്റു പല കോണുകളിൽ നിന്നും റഷ്യൻ മാധ്യമത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഹാഡ്ലി ഗാംബ്ലേയുടെ വസ്ത്രമോ കാലുകളോ അല്ല മറിച്ച് കുറിക്ക് കൊള്ളുന്ന അവരുടെ ചോദ്യങ്ങളാണ് പുട്ടിനെ വിറപ്പിച്ചത് എന്നയിരുന്നു ഡെയ്ലി ബീസ്റ്റ് കോളമിസ്റ്റ് ജൂലിയ ഡേവിസ് പറഞ്ഞത്. മാത്രമല്ല, ഗാംബ്ലേയുടെ വേഷത്തെ കുറിച്ചുള്ള റഷ്യൻ മാധ്യമത്തിന്റെ പരാമർശം തീർത്തും അപലപനീയമാണെന്നും അവർ പറഞ്ഞു. അടുത്തിടെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥ വിക്ടോറീയ ന്യുലാൻഡ് പാന്റ്സ്യുട്ട് ധരിച്ചതിനേയും റഷ്യൻ മാധ്യമങ്ങൾ പരിഹസിച്ചിരുന്നു. അതേസമയം, ഗംബ്ലേയോട് നീയൊരു സുന്ദരിയാണ് എന്ന് പുട്ടിൻ പറഞ്ഞതിനെ ഗാംബ്ലേ അവഗണിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഒരാളെ അഭിമുഖം ചെയ്യുമ്പോൾ, ആ വ്യക്തിയുടെ എല്ലാ പ്രതികരണങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും അവഗണിക്കരുതെന്നുമാണ് ഉപദേശരൂപേണയുള്ള വിമർശനങ്ങളിൽ പറയുന്നത്. പല പ്രമുഖരും ഈ സംഭവത്തെ തുടർന്ന് പുട്ടിനെതിരെ പൊങ്കാലകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ലൈംഗിക അടിമകളായി വളർത്താൻ പെൺകുഞ്ഞുങ്ങളെ വിലകൊടുത്ത് വാങ്ങി താലിബാൻ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന ഗാംബ്ലേയുടെ ശരീരഭാഷ അതിന്റെ ഔന്നത്യത്തിലാണെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ദയായ ജൂഡി ജെയിംസ് പറയുന്നത്. ഇത്തരത്തിലുൾല അഭിമുഖങ്ങൾ നടക്കുമ്പോൾ കൂടുതൽ സുപ്രധാന വിവരങ്ങൾ ലഭിക്കുവാൻ പ്രലോഭനങ്ങൾ നൽകുക എന്നത് പുരുഷ-സ്ത്രീ പത്രപ്രവർത്തകർ സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും അവർ പറയുന്നു. ഡാമുകൾ തുറക്കുമ്പോൾ പ്രയാസങ്ങളുണ്ടായാൽ റവന്യൂ മന്ത്രിയെ നേരിട്ട് വിളിക്കാം; അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം നൽകി; മുൻകരുതലിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും തയ്യാറെന്നും മന്ത്രി കെ രാജൻ ടി20 ലോകകപ്പ് 2021; ചരിത നേട്ടവുമായി ഷാക്കിബ്; ടി20-യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരം കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ‘മരിച്ച അപ്പാപ്പനെ കുളിപ്പിച്ച് ഒരുക്കിക്കിടത്തിയതു പോലെയാണ് മരക്കാറിന്റെ അവസ്ഥ’; സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളിയെന്ന് വ്യാപക വിമർശനം ‘എനിക്ക് സാധിക്കാത്തതൊക്കെ അയാൾ ചെയുന്നു, അതിൽ സന്തോഷമുണ്ട്’; പ്രണവിനെക്കുറിച്ച് മോഹൻലാൽ കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ Pingback: കിടിലൻ ചിത്രങ്ങളുമായി അപർണ്ണ ജയറാം വി നായർ; മോഡേൺ കറുത്തമ്മക്ക് പൊങ്കാലയുമായി സൈബർ ആങ്ങളമാരു മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം കരിയർ തേടി കോൺഗ്രസിൽ പോയ കനയ്യകുമാർ വെറും കറിവേപ്പിലയാകുന്നു; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പല്ല രാഷ്ട്രീയമെന്ന് ബീഹാറിലെ കോൺഗ്രസ് നേതാക്കൾ; പ്രശാന്ത് കിഷോർ കോൺഗ്രസ് രഹിത പ്രതിപക്ഷ സഖ്യത്തിന്റെ പണിപ്പുരയിലും; ലോകം ശ്രദ്ധിച്ച യുവവിപ്ലവകാരിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ മമ്പറം ദിവാകരന് നേരെ ആക്രമണം; കയ്യേറ്റം ചെയ്യുകയും കസേരകൊണ്ട് അടിച്ചെന്നും പരാതി; സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് തലശ്ശേരി പൊലീസ് പാർലമെന്റിന് പുറത്ത് ഇന്നും പ്രതിഷേധം; സഭയ്‌ക്കുളളിലെ ബഹളത്തിൽ ഇന്നലെയും നടപടികൾ തടസപ്പെട്ടു; ആരോഗ്യമേഖലയിലേക്ക് അടക്കം ആവശ്യമുളള നിർണായക ബില്ലുകൾ മേശപ്പുറത്ത് ഇനി സാരിക്കൊപ്പം പരമ്പരാഗത ബ്ലൗസ് ഇല്ല; പകരം മൈലാഞ്ചി ഡിസൈൻ കൊണ്ട് വരച്ചിരിക്കുന്നതാണ് ബ്ലൗസ് മെഹന്ദി; ചിത്രങ്ങൽ വൈറലാകുന്നു ‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഉറങ്ങും മുൻപ് ബെഡിനരികിൽ നാരങ്ങാ ഇങ്ങനെ കാണു അത്ഭുതം😳😱 നമ്മുക്ക് വീടുകളിൽ ഉപകരിക്കുന്ന ഒരുപാട് ടിപ്പുകൾ ഉണ്ട്. പലർക്കും അറിയുന്നതും അറിയാത്തതുമായി കൊറേ ഉണ്ട് കൂട്ടത്തിൽ. വീട്ടിലെ പണികൾ കൂടുതൽ എളുപ്പമാക്കാനും കൂടാതെ കൊറേ പ്രേശ്നങ്ങൾക്ക് പരിഹാരമാകാനും ഈ ടിപ്പുകൾ ഉപകരിക്കും. ഇങ്ങനെയുള്ള ടിപ്പുകളും നുറുങ്ങുവിദ്യകളും അടുക്കള ജോലിയും വീട്ടുജോലിയും പ്രയാസകരമാകാതെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ നമ്മളെ സഹായിക്കുന്നു. ജോലിക്ക് പോകുന്ന സ്ത്രീകൾക്കും മറ്റു തിരക്കുകൾ ഉള്ളവർക്കും ഈ ടിപ്പുകൾ സഹായകമാകും. ഇത്തരം ടിപ്പുകൾ പലതുണ്ട്. കിച്ചൺ ടിപ്പുകൾ, ബാത്ത്റൂം ടിപ്പുകൾ, ക്ലീനിംഗ്‌ ടിപ്പുകൾ ഇങ്ങനെ പലതായി തരംതിരിക്കപ്പെട്ടിരിക്കുന്നു. അത്തരത്തിൽ ഒരു ടിപ്പാണ് ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരിക്കും ഇത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്… എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്. ''കുട്ടികള്‍ ജീവിതത്തിന്റെ പൂക്കളാണ്. അവരെ സ്‌നേഹിക്കുന്നവര്‍ രാജ്യത്തെ സ്‌നേഹിക്കുന്നു കുട്ടികളെയും പൂക്കളെയും സ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതാണ് ഈ വാക്കുകള്‍. കുഞ്ഞുങ്ങളാകുന്ന പുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്ന ആരാമങ്ങളാണ് അംഗന്‍ വാടികള്‍. കളിച്ചും കഥപറഞ്ഞും ചിരിച്ചും ചിത്രം വരച്ചും, പാട്ടുപാടിയും കൂട്ടുകൂടിയും അവര്‍ ഈ ഉദ്യാനത്തില്‍ വളരുന്നു. ഒപ്പം, അംഗന്‍വാടിയിലെ പോഷക സമൃദ്ധമായ ആഹാരം കഴിക്കുക വഴി അവരുടെ ആരോഗ്യവും മെച്ചപ്പെടുന്നു. അങ്ങനെ, കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് അംഗന്‍വാടികള്‍ അടിത്തറ പാകുന്നു. 1. ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുക. 2. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തിന് അടിത്തറ പാകുക. 3. ശിശു മരണം, രോഗാതുരത, പോഷണക്കുറവ്, സ്‌കൂളില്‍ നിന്നള്ള കൊഴിഞ്ഞുപോക്ക് എന്നിവ കുറക്കുക. 4. ശിശു വികാസത്തിന് അനുയോജ്യമായ വിധത്തില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ നയരൂപീകരണത്തിലും നടത്തിപ്പിലും ഏകോപനം വരുത്തുക. പോഷണാവശ്യകതയും ശ്രദ്ധിക്കാന്‍ തക്കവിധത്തില്‍ അമ്മമാരുടെ കഴിവ് വര്‍ധിപ്പിക്കുക. ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പതിനഞ്ചിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, കൗമാരപ്രായ പെണ്‍കുട്ടികള്‍ എന്നിവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവര്‍ക്ക് നിരവധി സേവനങ്ങളാണ് അംഗന്‍വാടികള്‍ വഴി ലഭിക്കുന്നത്. ഏതൊരാളുടെയും ജീവിതത്തിലെ നിര്‍ണ്ണായക കാലഘട്ടമാണ് ശൈശവം. സ്വഭാവരൂപീകരണത്തിനും സമഗ്രവികസനത്തിനും പ്രയോജനപ്പെടുന്ന പ്രീപ്രൈമറി വിദ്യാഭ്യാസം ശൈശവകാലത്ത് ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, അംഗന്‍വാടികളില്‍ ചേര്‍ക്കുന്ന മൂന്ന് മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അനൗപചാരിക പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കിവരുന്നു. കളികള്‍ക്ക് പ്രാധാന്യം നല്‍കി, വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയാണ് അംഗന്‍വാടികളില്‍ നടപ്പാക്കുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദഗ്ദര്‍ തയ്യാറാക്കിയ 'മഴവില്ല്' എന്ന പേരിലുള്ള പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള പ്രീപ്രൈമറി വിദ്യാഭ്യാസമാണ് അംഗന്‍വാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ശാരീരിക ചാലക വികാസം, ബൗദ്ധിക വികാസം, ഭാഷാ വികാസം, സാമൂഹിക- വൈകാരിക വികാസം, സര്‍ഗാത്മകതയുടെയും ശാസ്ത്രബോധത്തിന്റെയും വികാസം തുടങ്ങിയ ശേഷികളാണ് അംഗന്‍വാടികളില്‍ പഠിക്കുന്നത് വഴി കുട്ടികളില്‍ വളരുന്നത്. ഈ ശേഷികള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിനായി രൂപകല്‍പന ചെയ്ത പഠനോപകരണങ്ങളും, ചാര്‍ട്ടുകളും, കളിക്കോപ്പുകളും മറ്റുമടങ്ങിയ പ്രീ സ്‌കൂള്‍ കിറ്റുകള്‍ ഓരോ അംഗന്‍വാടിയിലുമുണ്ട്. ശിശു വിദ്യാഭ്യാസത്തിലും മനഃശാസ്ത്രത്തിലും പരിശീലനം ലഭിച്ച വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ് അംഗന്‍വാടി പ്രവര്‍ത്തകരായി സേവനമനുഷ്ഠിക്കുന്നത്. വിദഗ്ദര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ട്രെയിനിംഗ് സ്ഥാപനങ്ങളിലാണ് അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിവരുന്നത്. മുന്‍കാലത്തെ അപേക്ഷിച്ച്, സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികള്‍ സ്‌കൂള്‍ അന്തരീക്ഷമായും ക്ലാസ്മുറിയുമായും ഇന്ന് എളുപ്പത്തില്‍ പൊരുത്തപ്പെടുന്നതിന് കാരണം, അംഗന്‍വാടികളിലെ പ്രീപ്രൈമറി വിദ്യാഭ്യാസമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വീടുകളില്‍ ലഭിക്കുന്ന ആഹാരത്തിലെ പോഷണക്കുറവ് പരിഹരിക്കുന്നതിന്, അംഗന്‍വാടികള്‍ വഴി അനുപൂരക പോഷകാഹാര പരിപാടി നടപ്പിലാക്കി വരുന്നു. ആറുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക്, 500 കിലോ കലോറി ഊര്‍ജ്ജവും 12 ഗ്രാമിനും 15 ഗ്രാമിനുമിടയില്‍ പ്രോട്ടീനും അടങ്ങിയ ഭക്ഷണം ദിവസവും നല്‍കേണ്ടതുണ്ട്. ആറ് മാസം മുതല്‍ ആറുവയസ്സുവരെ ഗുരുതരമായ പോഷണക്കുറവുള്ള കുട്ടികള്‍ക്ക് 800 കിലോ കലോറി ഊര്‍ജ്ജവും 20 മുതല്‍ 25 ഗ്രാം വരെ പ്രോട്ടീനും അടങ്ങിയ പോഷകാഹാരം നല്‍കണം. ഈ അളവില്‍ പോഷകമുള്ള ആഹാരമാണ് അംഗന്‍വാടി വഴി കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ കൂടാതെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അംഗന്‍വാടികള്‍ വഴി 600 കിലോ കലോറി ഊര്‍ജ്ജവും 18-നും 20 ഗ്രാമിനുമിടയില്‍ മാംസവും ലഭിക്കുന്ന പോഷകാഹാരം നല്‍കുന്നുണ്ട്. മൂന്നു വയസ്സുള്ള കുട്ടികള്‍ക്ക് കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്ന പോഷക സമൃദ്ധമായ 'ന്യൂട്രിമിക്‌സ്' ഭക്ഷ്യമിശ്രിതം വീടുകളിലേക്ക് കൊടുത്തുവിടുന്നുണ്ട്. അംഗന്‍വാടിയിലെത്തുന്ന പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് എന്നിങ്ങനെ മൂന്നുതരം പോഷകാഹാരം നല്‍കുന്നു. അംഗന്‍വാടികളിലെ പോഷകാഹാര വിതരണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായതിനാല്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മെച്ചപ്പെട്ട ആഹാരം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഇന്ന് കഴിയുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പോഷണ വിദ്യാഭ്യാസം, റഫറല്‍ സര്‍വീസ്, രോഗ പ്രതിരോധ കുത്തിവെപ്പുകള്‍, പ്രാഥമിക ആരോഗ്യ പരിരക്ഷ എന്നിവയാണ് അംഗന്‍വാടികള്‍ വഴി നല്‍കുന്ന മറ്റ് പ്രധാന സേവനങ്ങള്‍. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, ടൈഫോയ്ഡ്, ടി.ബി, അഞ്ചാംപനി തുടങ്ങിയ മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ അംഗന്‍വാടി വഴി സ്വീകരിക്കുന്നു. ഒരു വയസ്സ് തികയാത്ത കുട്ടികള്‍ക്ക് ബി.സി.ജി, ഡി.പി.റ്റി, പോളിയോ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നല്‍കുന്നു. ആരോഗ്യം, പോഷണം, ശുചിത്വം, രോഗപ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ അംഗന്‍വാടികളില്‍ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ നല്‍കുന്നതിനായുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്തിയ മെഡിസിന്‍ കിറ്റുകള്‍ ഓരോ അംഗന്‍വാടിയിലും സൂക്ഷിക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ കോന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം കുട്ടികള്‍ക്ക് മരുന്ന് മല്‍കുന്ന കാര്യത്തില്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, സംസ്ഥാനത്തെ തെരഞ്ഞെടുത്ത അംഗന്‍വാടികളില്‍ സബല കിഷേരി ശക്തിയോജന കെ.എസ്.വൈ) എന്നീ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികള്‍ പ്രകാരം, പോഷകാഹാരം, ഇരുമ്പ് സത്ത് ഗുളികകള്‍, ആരോഗ്യ പരിശോധന, കൗണ്‍സലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങള്‍ അംഗന്‍വാടികള്‍ വഴി കുമാരിമാര്‍ക്ക് ലഭിക്കുന്നു. ഓരോ അംഗന്‍വാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൗമാര പ്രായക്കാരയ പെണ്‍കുട്ടികളുടെ കൂടിച്ചേരലുകള്‍ക്ക് ഈ 'അഡോളസന്റ് ക്ലബ്ബുകള്‍' വഴിയൊരുക്കുന്നു. ബോധവല്‍ക്കരണ പരിപാടികള്‍, കലാ- കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൊതുജന പങ്കാളിത്തത്തോടു കൂടിയ നിരവധി പരിപാടികള്‍ ഈ ക്ലബ്ബുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. നേതൃഗുണവും വ്യക്തിത്വവും വികസിപ്പിച്ച് കര്‍മോത്സുകരും, സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരാക്കുന്നതില്‍ 'കുമാരി സമിതികള്‍' പ്രധാന പങ്കുവഹിക്കുന്നു. അംഗന്‍വാടികളില്‍ ഓരോ മാസവും ചേരുന്ന അമ്മമാരുടെ യോഗങ്ങ(മദേഴ്‌സ് മീറ്റിംഗ്)ളില്‍ ആരോഗ്യ പ്രവര്‍ത്തകരും മറ്റ് വിദഗ്ദരും പങ്കെടുക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്യുന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ നടപ്പിലാക്കുന്ന ആശ്വാസ കിരണം, സ്‌നേഹപൂര്‍വം തുടങ്ങിയ പദ്ധതികളുടെ അപേക്ഷകള്‍ അംഗന്‍വാടികള്‍ വഴി ഇന്ന് ലഭിക്കും. കൃത്യമായ ഇടവേളകളില്‍, കുട്ടികളുടെ തൂക്കമെടുത്ത്, തൂക്കം അടയാളപ്പെടുത്തുന്ന 'ഗ്രോത്ത് ചാര്‍ട്ടുകള്‍' അംഗന്‍വാടികളില്‍ സൂക്ഷിക്കുന്നുï്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള തൂക്കം രേഖപ്പെടുത്തുന്ന ഈ ഗ്രാഫ് കുട്ടികളുടെ പോഷണ നിലവാരം മനസ്സിലാക്കുന്നതിനും അതനുസരിച്ച് പോഷകാഹാരം നല്‍കുന്നതിനും സഹായിക്കുന്നു. അംഗന്‍വാടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും അംഗന്‍വാടി തലത്തില്‍ 'വെല്‍ഫെയര്‍ കമ്മറ്റികള്‍' പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമങ്ങളില്‍, ഗ്രാമപഞ്ചായത്ത് മെമ്പറും നഗര പ്രദേശങ്ങളില്‍ വാര്‍ഡ് കൗണ്‍സിലറുമാണ് ഈ കമ്മറ്റിയുടെ മെമ്പര്‍മാര്‍. അംഗന്‍വാടി വര്‍ക്കറാണ് സമിതിയുടെ കണ്‍വീനര്‍. വെല്‍ഫെയര്‍ കമ്മറ്റി അംഗങ്ങള്‍ക്കും, കുട്ടികള്‍ക്കും മറ്റും വിനോദയാത്രകളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കാന്‍ ഈ സമിതികള്‍ ശ്രദ്ധിക്കാറുണ്ട്. സ്വാതന്ത്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, ശിശുദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ്. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി, അംഗന്‍വാടികളുമായി ബന്ധപ്പെട്ട ചില ചുമതലകള്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് കൈമാറിയതോടെ, അംഗനവാടികളുടെ ഭൗതികസാഹചര്യവും ഗുണമേ•യും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സ്വന്തമായ കെട്ടിടം, കുടിവെള്ള സൗകര്യം, വൈദ്യുതി, കളിസ്ഥലം പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗനവാടികള്‍ നമ്മുടെ നാട്ടിലുണ്ട്. സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അംഗനവാടി വെല്‍ഫയര്‍ കമ്മറ്റിയും പൊതുജനങ്ങളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് ഈ പ്രശ്‌നം. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ ജീവിതത്തില്‍ പുരോഗമനപരമായ മാറ്റം വരുത്താന്‍ അംഗന്‍വാടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്നമനത്തിനും ശാക്തീകരണത്തിനുമുള്ള വികസന കേന്ദ്രങ്ങളായി അംഗന്‍വാടികള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ, ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ മാറ്റത്തിന്റെ മാറ്റൊലികള്‍ സൃഷ്ടിക്കുകയാണ് ഇന്ന് അംഗന്‍വാടികള്‍. വഴിക്കടവ് പഞ്ചായത്തിലെ പൂവത്തിപ്പൊയില്‍ അംഗനവാടിയില്‍ ഇരുപത് വര്‍ഷമായി സേവനം നടത്തുകയാണ് നാല്‍പത്തിയേഴുകാരിയായ ആമിനടീച്ചര്‍. സ്ഥാപിച്ച നാള്‍ മുതല്‍ നാല്‍പതിനും അറുപതിനും ഇടയില്‍ എണ്ണം കുട്ടികള്‍ പഠിക്കാനും കളിക്കാനും എത്തുന്നുണ്ട് ഇവരുടെ സ്ഥാപനത്തില്‍. 90 കുട്ടികളടങ്ങുന്ന രണ്ട് കുമാരി ക്ലബ്ബുകള്‍ ഇവിടെയുണ്ട്. ഇതിന്റെ കീഴില്‍ പോഷകാഹാര വിതരണം, ബോധവല്‍ക്കരണ ക്ലാസ്സ്, ക്വിസ്സ് പ്രോഗ്രാം, കലാകായിക മത്സരങ്ങള്‍, പൊതുവേദിയില്‍ ആത്മവിശ്വാസത്തോടെ പ്രതികരിക്കാനുള്ള പരിശീലനങ്ങള്‍, മാനസിക ശാരീരിക വളര്‍ച്ചക്ക് സഹായകമാകുന്ന നിര്‍ദേശങ്ങള്‍, വെക്കേഷന്‍ ക്ലാസ്സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പലതും നടക്കുന്നുണ്ട്. പൂവത്തിപ്പൊയിലിലെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ കുമാരിക്ലബ്ബിന് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഏറെ സന്തോഷത്തോടെയാണ് ആമിനടീച്ചര്‍ കാണുന്നത്. അംഗനവാടി പരിധിയിലുള്ള ഗര്‍ഭിണികള്‍ക്ക് പോഷകാഹാര ലഭ്യതയും പ്രതിരോധ കുത്തിവെപ്പുകളുമെല്ലാം അതാത് സമയങ്ങളില്‍തന്നെ ലഭ്യമാക്കുന്നുണ്ട്. രജിസ്റ്ററുകളെല്ലാം കൃത്യമായി പൂര്‍ത്തീകരിക്കുന്നത് കാരണം പരിശോധനക്കായി വരുന്ന ഉദ്യോഗസ്ഥരൊന്നും തന്നെ ഇതുവരെ മോശമായി ഒരഭിപ്രായവും പൂവത്തിപ്പൊയില്‍ അംഗനവാടിയെക്കുറിച്ച് എഴുതിയിട്ടില്ലത്രെ. പ്രത്യേക ദിനങ്ങളോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ അമ്മമാരും കുട്ടികളും വെല്‍ഫയര്‍ കമ്മറ്റിയും പരിസരവാസികളുമെല്ലാം ചേര്‍ന്ന് നാടിന്റെ ഉത്സവമാക്കി മാറ്റുന്ന പതിവാണിവിടെ. നല്ലരീതിയില്‍ ഈ വാടിയില്‍ പുഷ്പങ്ങള്‍ വിരിയിക്കാന്‍ ആമിനടീച്ചര്‍ക്ക് കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടുണ്ട്. കൂലിപ്പണി ചെയ്യുന്ന ഭര്‍ത്താവ് അബ്ദുന്നാസറും മക്കളായ സജ്‌ന, സബ്‌ന, ഷഫീഖ് എന്നിവരുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. കോഴിക്കോട് ജില്ലയില്‍നിന്ന് ഈ വര്‍ഷത്തെ മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച രാമനാട്ടുകര പഞ്ചായത്തിലെ താഴത്തൊടി ഐശ്വര്യ അംഗനവാടി ടീച്ചര്‍ ഖദീജക്കുട്ടി. കിടപ്പിലായ രോഗികളുടെ ശുശ്രൂഷക്കാവശ്യമായ ആശ്വാസകിരണം, കാന്‍സര്‍ രോഗികള്‍ക്കായുള്ള താലോലം, വികലാംഗ സ്‌കോളര്‍ഷിപ്പുകള്‍, പ്രീസ്‌കൂള്‍ ക്ലാസ്സുകള്‍ പോലുള്ള പല സര്‍ക്കാര്‍ പദ്ധതികളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവാനാവുന്നുണ്ട്. കൗമാരക്കാരും ശിശുക്കളും ഗര്‍ഭിണികളുമാണ് അംഗനവാടിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍. രാമനാട്ടുകരയിലെ അഡോളസെന്റ് ക്ലബ്ബുകളുമായി ചേര്‍ന്ന് വെയ്സ്റ്റ് മാനേജ്‌മെന്റ്, കുട നിര്‍മാണം, ആഭരണ നിര്‍മാണം എന്നിവക്ക് നേതൃത്വം നല്‍കാനും ഖദീജക്കുട്ടിക്കായിട്ടുണ്ട്. കൂടാതെ വിവിധ പ്രായപരിധിയിയിലുള്ളവര്‍ക്ക് പ്രത്യേകമായി ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്താറുണ്ട്. ചുറ്റിലും വ്യത്യസ്ത സിലബസ്സുമായി ഉയിരെടുത്ത ഇംഗ്ലീഷ്മീഡിയങ്ങളുടെ പൊല്ലാപ്പൊന്നും ഐശ്വര്യ അംഗനവാടിയെ ബാധിച്ചിട്ടില്ല. 35 പേരില്‍ കുറയാതെ എല്ലാ വര്‍ഷവും പുതിയ കുട്ടികളിവിടെയെത്തുന്നുണ്ട്. ഭക്ഷണാദി കാര്യങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തിയ ഫണ്ടാണ് ഉപ യോഗിച്ച് വരുന്നത്. വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹായവും ലഭിക്കുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്താണ് സ്ഥാപനം നില്‍ക്കുന്നത്. പ്രൈവറ്റ് നഴ്‌സറിയില്‍ ടീച്ചറായിരുന്ന ഖദീജക്കുട്ടി സ്വാശ്രയസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പാലിയേറ്റീവ് വളണ്ടിയറായി സേവനമനുഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ സൂപ്രïായ വൈദ്യരങ്ങാടി സ്വദേശി വീരാവുവാണ് ഭര്‍ത്താവ്. ജാബിര്‍, ജസീം, ജൗഹര്‍,ജാസിര്‍ എന്നിവര്‍ മക്കളാണ്. ദോഹ: ഖത്തറിൽ ദിനേനയുള്ള പുതിയ കോവിഡ് രോഗികൾ കുറയുന്നു. ഇന്നലെ 600 ആണ് പുതിയരോഗികൾ. മഹാമാരിയുെട രണ്ടംവരവിെൻറ നാളുകളിൽ പുതിയരോഗികൾ കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ നിലവിൽ രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരാണ് കൂടുതൽ. വെള്ളിയാഴ്ച രോഗംമാറിയവർ 1,217 ആണ്. പുതിയരോഗികളിൽ 351 പേർക്കാണ് സമ്പർക്കം മൂലം രോഗം ഉണ്ടായത്. പുതിയ രോഗികളിൽ 249 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി വെള്ളിയാഴ്ച മരിച്ചിട്ടുണ്ട്. 27, 69, 73 വയസ്സുകാരാണ് മരിച്ചത്. ഇതോടെ ആകെ മരണം 496 ആയി. നിലവിലുള്ള ആകെ രോഗികൾ 10130 ആണ്. ഇന്നലെ 18,609 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 19,37,204 പേരെ പരിശോധിച്ചപ്പോൾ 2,10,070 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,99,444 പേർക്കാണ് രോഗമുക്തയുണ്ടായത്. 551 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 274 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ ഒമ്പതുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ ആകെ 17,62,545 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്. അതേസമയം, കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. ഇന്നലെ ആകെ 473 പേർക്കെതിരെയാണ് നടപടിയുണ്ടായത്.പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കെ നിയമം പാലിക്കാത്ത 216 പേർെക്കതിരെയാണ് ഇന്നലെ നടപടിയെടുത്തത്. മാസ്ക് ധരിക്കാത്തതിന് 403 പേർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17 ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്.കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ശക്തമായ പ േട്രാളിങ് നടക്കുന്നുണ്ട്. ആരിഫയും അബ്ദുല്ലയും വിവാഹിതരായിട്ട് ആറു വര്‍ഷമായി. രണ്ടു കുട്ടികളുണ്ട്. ഇപ്പോള്‍ ഇരുവരും പിണങ്ങിയിരിക്കുന്നു. പ്രദേശത്തെ പൊതുപ്രവര്‍ത്തകരാണ് അവരെ ഞാനുമായി ബന്ധിപ്പിച്ചത്. ആദ്യം സംസാരിച്ചത് ആരിഫയുമായാണ്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് മുഴുവന്‍ അബ്ദുല്ലയുടെ കുറ്റവും കുറവുകളുമാണ്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവ എഴുതിത്തരാന്‍ പറഞ്ഞു. എഴുതിത്തീര്‍ന്നപ്പോള്‍ ചോദിച്ചു അദ്ദേഹത്തില്‍ ഒരു നന്മയുമില്ലേ ഉടനെ അബ്ദുല്ലയുടെ സദ്ഗുണങ്ങളും തന്നോട് കാണിക്കുന്ന സ്‌നേഹവും തനിക്കുവേണ്ടി ചെയ്ത സേവനങ്ങളും വിശദീകരിച്ചു. പറഞ്ഞു തീര്‍ന്നപ്പോള്‍ അവയും എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പിന്നീട് സ്വന്തം ന്യൂനതകളും പോരായ്മകളും പരിശോധിക്കുവാനാവശ്യപ്പെട്ടു. അവയും രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ജീവിത പങ്കാളിയില്‍ ഉള്ള തെറ്റുകുറ്റങ്ങള്‍ തിരുത്താന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിശദീകരിക്കാനാവശ്യപ്പെട്ടു. അവയും രേഖപ്പെടുത്തി. അവസാനമായി ജീവിത പങ്കാളിയില്‍ ഉണ്ടാവേണ്ട മാറ്റങ്ങള്‍ പറയാനാവശ്യപ്പെട്ടു. അവയും എഴുതിത്തരാന്‍ പറഞ്ഞു. ആരിഫയെ മാറ്റിനിര്‍ത്തിയ ശേഷം അബ്ദുല്ലയുമായി സംസാരിച്ചു. അദ്ദേഹത്തിനും പറയാനുണ്ടായിരുന്നത് ആരിഫയുടെ അപരാധങ്ങളെയും നന്ദികേടിനെയും ദുസ്വഭാവത്തെയും സംബന്ധിച്ചാണ്. എല്ലാം കേട്ടശേഷം ആരിഫയുടെ കാര്യത്തില്‍ ചെയ്തതൊക്കെയും അബ്ദുല്ലയിലും ആവര്‍ത്തിച്ചു. എല്ലാം പൂര്‍ത്തിയായപ്പോള്‍ അബ്ദുല്ലയോട് അഞ്ചുമിനുട്ട് വിശ്രമിക്കാന്‍ പറഞ്ഞു. പിന്നീട് 'ആരിഫക്ക് നിങ്ങളെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കണമോ' എന്ന് ചോദിച്ചു. 'തീര്‍ച്ചയായും' അയാള്‍ പറഞ്ഞു. അപ്പോള്‍ ആരിഫ അദ്ദേഹത്തെക്കുറിച്ച് എഴുതിത്തന്ന എല്ലാ നന്മകളും ഗുണങ്ങളും ഓരോന്നായി വായിച്ചു കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു ഇതൊക്കെയും അവള്‍ തന്നെ എഴുതിയതാണോ?' അയാള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടു തന്നെ ചോദിച്ചു പിന്നെ എന്തിനാണ് അവളെന്നോട് ഇത്രമാത്രം മോശമായി പെരുമാറുന്നത്? എന്നെ ശല്യം ചെയ്യുന്നത്?' 'അതിനും ചില കാരണങ്ങളുണ്ടായേക്കാം' എന്നു പറഞ്ഞ് അവള്‍ എഴുതിയ ഒന്നാമത്തെ കുറ്റം വായിച്ചു കേള്‍പ്പിച്ചു. ഇത്തിരി നേരത്തെ മൗനത്തിന് ശേഷം ചോദിച്ചു ഇതു ശരിയാണോ?' തുടര്‍ന്ന് ബാക്കിയുള്ളവയും ഓരോന്നോരോന്നായി വായിച്ചു. അതൊക്കെയും തന്റെ ഭാഗത്തുനിന്ന് സംഭവിച്ചവയാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് ആരിഫയെ വിളിച്ച് അബ്ദുല്ല അവളില്‍ കണ്ട നന്മയെക്കുറിച്ച് എഴുതിയവ ഓരോന്നായി വായിച്ചു കേള്‍പ്പിച്ചു. തന്റെ ജീവിത പങ്കാളി ഇത്രയൊക്കെയും തന്നെപ്പറ്റി വിചാരിക്കുന്നുണ്ടോ എന്നായിരുന്നു അവളുടെ സംശയം. അതുകൊണ്ടു തന്നെ അതൊക്കെയും അദ്ദേഹം തന്നെ എഴുതിയതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. അല്‍പ സമയത്തിനു ശേഷം അവളിലുണ്ടായ തെറ്റുകളെക്കുറിച്ച് അബ്ദുല്ല എഴുതിയ ആദ്യത്തേത് വായിച്ചു. ശരിയാണോ എന്ന് അന്വേഷിച്ചപ്പോള്‍ തലകുലുക്കി സമ്മതിച്ചു. തുടര്‍ന്ന് അബ്ദുല്ല എഴുതിയതൊക്കെയും തന്നില്‍ സംഭവിച്ചതു തന്നെയെന്ന് അംഗീകരിച്ചു. തുടര്‍ന്ന് സ്വയം കണ്ടെത്തിയ വീഴ്ചകളും ജീവിത പങ്കാളി ചൂണ്ടിക്കാണിച്ച തെറ്റുകുറ്റങ്ങളും തിരുത്താന്‍ തയ്യാറാണോ എന്ന് ഇരുവരോടും വെവ്വേറെ അന്വേഷിച്ചു. തയ്യാറാണെന്നല്ലാതെ മറിച്ചുപറയാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നില്ല. അപ്പോള്‍ രണ്ടുപേരും ജീവിത പങ്കാളിയിലെ തെറ്റുകുറ്റങ്ങള്‍ തിരുത്താന്‍ സ്വീകരിച്ച സമീപനത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചു. ആരിഫയിലുണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ച അബ്ദുല്ലയുടെ ആഗ്രഹങ്ങള്‍ അവളെ അറിയിച്ചു. അവ അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഒരുക്കമാണോയെന്ന് അന്വേഷിച്ചു. അതെയെന്നു തന്നെയായിരുന്നു മറുപടി. ഇതേകാര്യം അബ്ദുല്ലയിലും ആവര്‍ത്തിച്ചു. അദ്ദേഹവും തന്റെ തെറ്റുകള്‍ തിരുത്തുവാനും സഹധര്‍മ്മിണി അഭിലഷിക്കുന്ന മാറ്റങ്ങള്‍ വരുത്താനും തയ്യാറായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ദാമ്പത്യ മര്യാദകള്‍ വിശദീകരിച്ചു. സ്‌നേഹപൂര്‍ണ്ണവും ഭദ്രവും സംതൃപ്തവുമായ ദാമ്പത്യം നയിക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത ശേഷമാണ് ഇരുവരും സ്ഥലംവിട്ടത്. ഇവിടെ സംഭവിച്ചത് എന്തൊക്കെയെന്ന് പരിശോധിച്ചാല്‍ പലര്‍ക്കും പ്രയോജനപ്പെട്ടേക്കാം. 1. ഇരുവരും തങ്ങളുടെ ജീവിത പങ്കാളിയുടെ സ്‌നേഹവും സൗമനസ്യവും സേവനവും ത്യാഗവും നന്മയും മേന്മയും ഗുണവും മഹത്വവും കാണാനും ഓര്‍മിക്കാനും ശ്രമിച്ചില്ല, ശ്രദ്ധിച്ചില്ല. ഇത് പ്രവാചക കല്‍പനയുടെ ലംഘനമാണ്. താനുമായി ബന്ധപ്പെടുന്നവരുടെ നന്മ കാണാനും അതിന് നന്ദി പ്രകടിപ്പിക്കാനുമാണല്ലോ പ്രവാചകന്‍ ആവശ്യപ്പെടുന്നത്. 2. ചിലര്‍ ശ്വസിക്കുന്നതു തന്നെ അന്തരീക്ഷത്തില്‍ ദുര്‍ഗന്ധമുണ്ടോ എന്നറിയാനാണെന്ന് സച്ചിദാനന്റെ ഒരു കവിതയിലുണ്ട്. നാം ഒന്നിനെക്കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ടിരുന്നാല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതാണെന്നു തോന്നും. ജീവിത പങ്കാളിയുടെ തിന്മയെയും വീഴ്ചയെയും പോരായ്മയെയും പറ്റിത്തന്നെ ആലോചിച്ചുകൊണ്ടിരുന്നാല്‍ അവ മാത്രമേ കാണുകയുള്ളൂ. തെറ്റുകളും കുറ്റങ്ങളും കണ്ടെത്താനായി പരതിനടക്കുന്നതും അവ ചുഴിഞ്ഞ് അന്വേഷിക്കുന്നതും നബിതിരുമേനി ശക്തമായി വിലക്കിയിരിക്കുന്നു. ന്യൂനതകളും പോരായ്മകളും പരമാവധി മറച്ചുവെക്കാനാണ് ശ്രമിക്കേണ്ടത്. മാപ്പും വിട്ടുവീഴ്ചയുമാണ് വിജയികളുടെ വഴിയെന്ന് വിശുദ്ധ ഖുര്‍ആനും പഠിപ്പിക്കുന്നു. സത്യവിശ്വാസികള്‍ പരസ്പരം സദ്‌വിചാരങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ബാധ്യസ്ഥരാണ്. 3. ഒരിക്കല്‍ പോലും അബ്ദുല്ല ആരിഫയുടെ നന്മയും മേന്മയും എടുത്തു പറയുകയോ അവയുടെ പേരില്‍ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, പോരായ്മകളുടെയും വീഴ്ചകളുടെയും പേരില്‍ എന്നുമെന്നോണം കുറ്റം പറയുകയും ആക്ഷേപിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. ഇതേ സമീപനം തന്നെയാണ് അബ്ദുല്ലയുടെ കാര്യത്തില്‍ ആരിഫയും സ്വീകരിച്ചത്. പൂമ്പാറ്റ പരതുക പുമ്പൊടിയാണ്; വണ്ട് മാലിന്യങ്ങളും. ആരും ഇഷ്ടപ്പെടുന്ന പൂമ്പാറ്റകളാവുക. ഏവരാലും വെറുക്കപ്പെടുന്ന വണ്ടുകളാവാതിരിക്കുക. തേന്‍ പരതുക, അത് ശേഖരിക്കുക. മാലിന്യം തേടാതിരിക്കുക, അത് ഒരുക്കൂട്ടാതിരിക്കുക. 4. ആരിഫക്ക് അബ്ദുല്ലയെ സംബന്ധിച്ചുള്ള നല്ല അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് അദ്ദേഹത്തെ ഏറെ ആഹ്ലാദിപ്പിക്കുകയും അയാളിലെ രചനാത്മക ശക്തിയെ (positive energy) പ്രചോദിപ്പിക്കുകയും ചെയ്യുമായിരുന്നു. തന്റെ ജീവിത പങ്കാളിയോടുള്ള സ്‌നേഹവും അടുപ്പവും പതിന്മടങ്ങ് വര്‍ധിപ്പിക്കുമായിരുന്നു. ഇതു തന്നെ അബ്ദുല്ലയും ചെയ്തിരുന്നുവെങ്കില്‍ ആരിഫ ഇന്നുള്ളതിനേക്കാള്‍ എത്രയോ സംതൃപ്തയും സുശക്തയും കര്‍മോത്സുകയും സ്‌നേഹസമ്പന്നയുമാകുമായിരുന്നു. 5. നന്മകളും മേന്മകളും എടുത്തുപറഞ്ഞ ശേഷമാണ് പോരായ്മയും വീഴ്ചയും സൂചിപ്പിക്കുന്നതെങ്കില്‍ അത് ജീവിത പങ്കാളിയെ പ്രകോപിപ്പിക്കുകയില്ല. തെറ്റുകള്‍ ശ്രദ്ധിക്കാനും തിരുത്താനും തയ്യാറാവുകയും ചെയ്യും. 6. ആരിഫയില്‍ തനിക്കിഷ്ടമില്ലാത്തത് കാണുമ്പോഴൊക്കെ അബ്ദുല്ല ചെയ്തിരുന്നത് രൂക്ഷമായി ആക്ഷേപിക്കുകയും കോപിക്കുകയും ശകാരിക്കുകയുമൊക്കെയായിരുന്നു. ഇതൊന്നും ഇന്ന് ആരേയും സ്വാധീനിക്കുകയില്ല. ആരിലും മാറ്റം വരുത്തുകയുമില്ല. കൊച്ചുകുട്ടികളെപ്പോലും ആക്ഷേപിച്ചും കുറ്റപ്പെടുത്തിയും ശകാരിച്ചും ശരിപ്പെടുത്താന്‍ കഴിയുന്ന കാലമല്ല ഇതെന്നോര്‍ക്കുക. 7. ആരിഫ തന്റെ ജീവിത പങ്കാളിയില്‍ കണ്ട ഏറ്റവും വലിയ കുറ്റം കോപം വന്നാല്‍ പിന്നെ ഒരു നിയന്ത്രണവുമില്ലെന്നതാണ്. തന്നെ മാത്രമല്ല, തന്റെ കുടുംബത്തെയും ചീത്ത പറയും. വായില്‍ വരുന്നതൊക്കെ വിളിച്ചുപറയും. ഇതൊക്കെയും എത്ര ഗുരുതരമായ തെറ്റാണെന്നോര്‍ക്കുക. തമ്മില്‍ തെറ്റിയാല്‍ പുലഭ്യം പറയുക എന്നത് കപടവിശ്വാസിയുടെ ലക്ഷണമാണ്. കോപം വരുമ്പോള്‍ അടക്കിനിര്‍ത്തുന്നവനാണ് കരുത്തനെന്നും മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ലെന്നും നബി തിരുമേനി പഠിപ്പിച്ചിരിക്കുന്നു. കോപം നിയന്ത്രിക്കാനുള്ള മാര്‍ഗം വുദു എടുക്കലാണെന്നും അവിടുന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോപപ്രകൃതമുള്ള ഒരാള്‍ക്ക് പ്രവാചകന്‍ നല്‍കിയ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉപദേശം കോപിക്കരുതെന്നാണെന്ന കാര്യം മറക്കാതിരിക്കുക. സ്വന്തം ജീവിത പങ്കാളിയുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും വികാരം വ്രണപ്പെടുത്തുന്നതും അവളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയാണ് ചെയ്യുക. ഒരു ഗുണവും ചെയ്യുകയില്ലെന്ന് മാത്രമല്ല, അത് ഇഹലോക ജീവിതത്തില്‍ തന്നെ ഒട്ടേറെ ദോഷം വരുത്തിവെക്കും. അതിനാലാണ് മാന്യന്മാര്‍ സ്വന്തം ഇണയെ മാനിക്കണമെന്നും നിന്ദ്യന്മാരാണ് അവരെ നിന്ദിക്കുകയെന്നും നബിതിരുമേനി പറഞ്ഞത്. ആരിഫയോടുള്ള വെറുപ്പിന്റെ പേരില്‍ നിരപരാധരായ അവളുടെ കുടുംബത്തെ കുറ്റം പറയുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. പരലോകത്ത് എല്ലാ സദ്കര്‍മങ്ങളും നിഷ്ഫലമാക്കുന്ന ഗുരുതരമായ കുറ്റം. 8. അബ്ദുല്ലയില്‍ താനിഷ്ടപ്പെടാത്തത് കാണുകയോ തന്നോട് ദേഷ്യപെടുകയോ ചെയ്താലുടന്‍ ആരിഫ മുഖം കറുപ്പിക്കും. മിണ്ടാതിരിക്കും. എന്തുചോദിച്ചാലും മറുപടിയില്ല. അഥവാ വല്ലതും പറയുന്നുവെങ്കില്‍ അത് കരള്‍ പിളര്‍ക്കും വാക്കുകളായിരിക്കും. ഏറെ പുരുഷന്മാരെയും ഏറ്റവും കൂടുതല്‍ പ്രകോപിപ്പിക്കുകയും കോപാകുലരാക്കുകയും ചെയ്യുക ജീവിത പങ്കാളിയുടെ കറുത്തമുഖവും വെറുപ്പുളവാക്കുന്ന മൗനവുമായിരിക്കും. കുത്തുവാക്കുകളും ആക്ഷേപശകാരങ്ങളും ക്ഷമാശീലരെപ്പോലും അസ്വസ്ഥരാക്കും. വാക്കുകള്‍ വായില്‍നിന്നും പുറത്തുവരുന്നതുവരെ നാം അതിന്റെ ഉടമകളായിരിക്കും; പുറത്തുവന്നാല്‍ അതിന്റെ അടിമകളും. ഈ വസ്തുത ആരും മറക്കാതിരിക്കട്ടെ. 9. ദമ്പതികളില്‍ ഒരാള്‍ കോപിച്ചാല്‍ മറ്റെയാളും കോപിക്കും. ഈ സമീപനമാണ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ളത്. തീയിനെ തീകൊണ്ട് കെടുത്താനാവില്ല. കോപത്തെ കോപം കൊണ്ട് കീഴ്‌പെടുത്താനുമാകില്ല. അതിനാലാണ് നന്മയും തിന്മയും തുല്യമാവുകയില്ലെന്നും തിന്മയെ ഏറ്റവും നല്ല നന്മകൊണ്ടാണ് തടയേണ്ടതെന്നും അങ്ങനെ ചെയ്താല്‍ കൊടിയ ശത്രുക്കള്‍ പോലും മിത്രത്തെപ്പോലെയാകുമെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. 10. തെറ്റും കുറ്റവും സംഭവിക്കാത്ത ആരുമുണ്ടാവില്ല. എന്തെങ്കിലും വീഴ്ചകളും പോരായ്മകളും ഏവരിലും ഉണ്ടായിരിക്കും. പക്ഷേ, സ്വന്തം പോരായ്മകളെയും തെറ്റുകളെയും സംബന്ധിച്ച് ഏറെ പേരും ചിന്തിക്കാറില്ല. അവ അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കാറുമില്ല. അബ്ദുല്ലയും ആരിഫയും ഒരിക്കലും തങ്ങളിലേക്ക് തിരിഞ്ഞു നോക്കിയില്ല. അതുകൊണ്ടു തന്നെ സ്വന്തം തെറ്റുകള്‍ കണ്ടെത്തുകയോ അവ തിരുത്താന്‍ ശ്രമിക്കുകയോ ഉണ്ടായില്ല. ദാമ്പത്യബന്ധത്തെ ദുര്‍ബലമാക്കിയതില്‍ ഇതിനും അനല്‍പമായ പങ്കുണ്ട്. അതിനാലാണ് നബി തിരുമേനി ഓരോ മനുഷ്യനോടും അവന്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യാനും ആത്മപരിശോധന നടത്താനും ആവശ്യപ്പെട്ടത്. 11. വീഴ്ചകളില്ലാത്ത മനുഷ്യരുണ്ടാവില്ലെന്നിരിക്കെ തന്റെ പങ്കാളി മാത്രം തെറ്റുകാരനും മറ്റുള്ളവരൊക്കെ നല്ലവരുമാണെന്ന ധാരണ തിരുത്തുക തന്നെ വേണം. ഇണകളിരുവരും സ്വപ്‌നലോകത്തുനിന്നും യാഥാര്‍ഥ്യലോകത്തേക്കും സങ്കല്‍പ സാമ്രാജ്യത്തില്‍നിന്നും പച്ചയായ ജീവിതാനുഭവങ്ങളിലേക്കും ഇറങ്ങിവരണം. പേജുകളിലും സ്‌ക്രീനുകളിലും അരങ്ങുകളിലും കാണുന്നതല്ല യഥാര്‍ഥ ജീവിതമെന്ന യാഥാര്‍ഥ്യം ദമ്പതികള്‍ മറക്കാതിരിക്കുക. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. എറണാകുളം ജില്ലാ ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശന് പതാക കൈമാറുന്നു മറയുന്ന കാഴ്ചകൾ പുത്തൻ തലമുറ മൊബൈലിലും സമൂഹ മാദ്ധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ ഏറെ കുടുതലും ഉള്ളത്. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഒരു തലമുറ ഇനി നമുക്ക് കാണാൻ കഴിയണം എന്നില്ല. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കുത്താട്ടുകുളത്ത് പാടശേഖരത്ത്‌ നട്ടിരിക്കുന്ന ഞാറിൽ അച്ഛനൊപ്പം മരുന്ന് തളിക്കാൻ പോകുന്ന മകൾ ഫോട്ടോ ഫ്രെയിം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ ഡിവൈഡറിൽ പരസ്യ ചിത്രങ്ങൾ വെക്കുന്നതിനായി ഫ്രെയിമുകൾ സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി എറണാകുളം കലൂർ പൊറ്റക്കുഴി ചെറുപുഷ്പം ദേവാലയത്തിൽ നടന്ന കരനെല്ല് കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു മണിമുഴക്കം കുട്ടനെല്ലൂർ അച്യുതമേനോൻ കോളേജിൻ്റെ 50-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോളേജിൽ സ്ഥാപിച്ച മണിമുഴക്കുന്ന മന്ത്രി കെ.രാജൻ വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ തിരുവനന്തപുരം കവടിയാർ ഉദയ പാലസിൽ നടന്ന ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് ദാന ചടങ്ങിൽ എത്തിയ കേന്ദ്ര മന്ത്രി എൽ. മുരുകനും നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും തമ്മിൽ സൗഹൃദ സംഭാഷണത്തിൽ. നിർമ്മാതാവ് ജി. സുരേഷ് കുമാർ സമീപം ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേഷിന്റെയും ബിജിയുടെയും വീട്ടിൽ എം.എ. യൂസഫലി എത്തിയപ്പോൾ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു അന്നം തേടുന്ന ചങ്ങാത്തം വെളുത്ത കൊക്കും കറുത്ത നീർകാക്കയും തമ്മിലുള്ള ചങ്ങാത്തം ഒരു പുതുമയാണ്. കണ്ണൂർ പയ്യാമ്പലം കടലിനോട് ചേർന്ന നീർ തടത്തിലാണ് ഈ ചങ്ങാതിമാർ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ പൊക്കമില്ലായ്മായാണ് എന്റെ പൊക്കം നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌. അനൂപ് വീട്ടിലിരിക്കുന്നതുകൊണ്ട് അഭിരാമി പകല്‍ മുഴുവന്‍ വീട്ടിലിരിക്കാന്‍ പാടില്ലെന്നും വീടു വിട്ടു പോവണമെന്നും അയാള്‍ നിര്‍ബന്ധം പിടിച്ചു.അവള്‍ കരഞ്ഞു കാലു പിടിച്ചിട്ടും അയാള്‍ വഴങ്ങിയില്ല. അഭിരാമിയെ അങ്ങനെ പറഞ്ഞു വിടാന്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ, നിത്യവുമുള്ള വഴക്കും നിദ്രാവിഹീനമായ രാത്രികളും അവളെ തകര്‍ത്തു. ഹൈദരാബാദിലേക്ക് സ്ഥലം മാറിപ്പോകുന്ന മറ്റൊരു കൂട്ടുകാരിയുടെ ഒപ്പം ആ അഭിരാമിയെ പറഞ്ഞു വിടുമ്പോള്‍ അവളുടെ ഹൃദയം പൊട്ടി. മകന്‍ നിറുത്താതെ കരഞ്ഞു. കരഞ്ഞു കരഞ്ഞു അവന്‍റെ തൊണ്ടയടഞ്ഞു. ചേച്ചി ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് അവന്‍ അമ്മയോടും അച്ഛനോടും മാറിമാറിച്ചോദിച്ചു. ആരോടും ആശ്രയത്വം പുലര്‍ത്താതെ ജീവിക്കണം ആണ്‍കുട്ടികളെന്ന് അയാള്‍ മകനെ മനസ്സിലാക്കി.എന്നിട്ടും അവന്‍ തേങ്ങിക്കൊണ്ടിരുന്നു. അനൂപ് അടുക്കള ജോലികള്‍ ചെയ്യാമെന്നേറ്റു. അതിനു ശേഷം ഭക്ഷണവും അയാള്‍ തീരുമാനിക്കുന്നതു പോലെയായി. രാവിലത്തെ ജോലികളെല്ലാം അവള്‍ തന്നെ ചെയ്യണം. മകന്‍ ഉച്ചയ്ക്ക് സ്കൂള്‍ വിട്ട് വരുമ്പോള്‍ അയാള്‍ അവനു ഊണു ഉണ്ടാക്കി കൊടുക്കും. പിന്നെ വൈകീട്ട് ഏഴരമണിയ്ക്ക് അവള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കണം. തുണി അലക്കണം, അടിച്ചു വാരിതുടയ്ക്കണം. മകനെ ഹോം വര്‍ക്ക് ചെയ്യിക്കണം. അനൂപ് ആ നേരം കൊണ്ട് അത്താഴമുണ്ടാക്കും. അത്താഴം അവള്‍ വിളമ്പണം. മേശ വൃത്തിയാക്കണം, പാത്രങ്ങള്‍ കഴുകി അടുക്കള വൃത്തിയാക്കി, അലക്കിയ തുണികള്‍ മടക്കി വെച്ച് വീട് പറ്റാവുന്ന മാതിരി ഒന്ന് അടുക്കിപ്പെറുക്കി തികച്ചും അലങ്കോലമായിക്കിടക്കുന്ന അവന്‍റെ യൂണിഫോമും ബുക്കും ഷൂവുമൊക്കെ ശരിയാക്കി വെച്ചു വേണം ദേവിക്ക് ഉറങ്ങാന്‍… ഓഫീസില്‍ വലിയ മാഡമാണല്ലോ അവള്‍… വീട്ടില്‍ വന്ന് സാധാരണ പെണ്ണുങ്ങളെപ്പോലെ പണിയെടുത്തില്ലെങ്കില്‍ എന്താണ് പെണ്‍ ജോലികള്‍ എന്നവള്‍ മറന്നു പോയെങ്കിലോ എന്നായിരുന്നു അനൂപിന്‍റെ ഉല്‍ക്കണ്ഠ. അടുക്കളപ്പണി അവള്‍ ചെയ്തിട്ട് കാര്യമില്ല. അവളുണ്ടാക്കുന്നതൊന്നും പട്ടിയുടെ ആസനത്തിലൂടെ പോലും കയറ്റാന്‍ കൊള്ളില്ല. ഹരിമോന്‍ ആ ഉപമ കേട്ട് കൈ കൊട്ടിച്ചിരിച്ചു. സ്ഥാനത്തും അസ്ഥാനത്തും എല്ലാം അവനും അതുപയോഗിച്ചു തുടങ്ങി. അവള്‍ പാചകം എന്ന വിഷയത്തെപ്പറ്റി പിന്നീട് നിശ്ബദത മാത്രം പാലിച്ചു.അയാളുടെ പാചകത്തെ ആവോളം പുകഴ്ത്തി. വഴക്ക് ഒഴിവാക്കുക എന്നതായിരുന്നു അവളുടെ പ്രധാന അജന്‍ഡ. മകന്‍ വലുതാകും എല്ലാം മനസ്സിലാക്കും എന്നതായിരുന്നു ഏക പ്രതീക്ഷ. ദേവി ഓഫീസില്‍ നിന്ന് വൈകി വരുന്നതില്‍ അയാള്‍ക്ക് ക്ഷോഭം വന്നു തുടങ്ങി. ‘ നീ വിളിക്കുമ്പോള്‍ നിന്നെ ഓഫീസില്‍ വന്ന് പിക്കപ്പ് ചെയ്യാന്‍ ഞാനെന്താ നിന്‍റെ ഡ്രൈവറാണോ‘ എന്നായി അയാളുടെ ചോദ്യം. പലപ്പോഴും രാവിലെ അവളെ ഓഫീസില്‍ കൊണ്ടുവിടാനും അയാള്‍ തയാറായില്ല. അതിനാണ് മാസം നാല്‍പതിനായിരം രൂപ ബാങ്കില്‍ വന്നു വീഴുന്നതെന്ന സത്യം അയാള്‍ സൌകര്യപൂര്‍വം വിസ്മരിച്ചു. ‘അത് നിനക്ക് ടാക്സ് ഇളവ് നല്‍കുന്നുണ്ടല്ലോ ഞാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ നീ ആ ഇളവ് എങ്ങനെ നേടുമായിരുന്നു‘ എന്ന് പറഞ്ഞ് ആ തുകയെ അനൂപ് നിസ്സാരമാക്കി. അച്ഛന്‍ കൊണ്ടു വിടുന്നതുകൊണ്ടാണ്, അച്ഛന്‍ ജോലിക്ക് പോകാന്‍ അനുവദിച്ചതുകൊണ്ടാണ് അമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നതെന്ന് അയാള്‍ ഹരിമോനെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അവന്‍റെ പല കൂട്ടുകാരുടേയും അമ്മമാര്‍ പറയുന്നത് അവന്‍ കേട്ടിട്ടുമുണ്ടായിരുന്നു..’അയ്യോ! പ്രവീണിന്‍റെ അച്ഛന്‍ എന്നെ ജോലിക്ക് പോവാന്‍ സമ്മതിക്കില്ല. ഞാന്‍ വീട്ടിലിരുന്ന് പ്രവീണിനെ നോക്കുന്നതാണ് അദ്ദേഹത്തിനിഷ്ടം. അദ്ദേഹം അനുവദിക്കാതെ ഞാന്‍ ഒന്നും ചെയ്യില്ല. ‘ അയാളാണല്ലോ വീട്ടിലിരിക്കുന്നത്. അവള്‍ ജോലിയുമായി പുറത്ത് ഓഫീസിലും. കുട്ടിയെ അയാള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ആവശ്യമുള്ളത്ര സമയം അനൂപിന്‍റെ പക്കല്‍ ഉണ്ടായിരുന്നു. അവളുടെ പക്കല്‍ അതുണ്ടായിരുന്നില്ല. വളരെ സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് അവളുടെ ഈ വിഷമം അറിയാന്‍ പറ്റിയിരുന്നില്ല. മക്കള്‍ക്കൊപ്പം അധികനേരം ചെലവാക്കുന്നവരെയല്ലേ മക്കള്‍ അധികം കാര്യമായി എടുക്കുക. അല്ലെങ്കില്‍ വീട്ടിലില്ലാത്ത ആളെക്കുറിച്ച് നല്ലതു പറഞ്ഞു കൊടുക്കുവാന്‍ ഉള്ള ആള്‍ ബോധപൂര്‍വം ശ്രദ്ധിക്കണം. വീട്ടമ്മമാര്‍ അച്ഛന്‍റെ മിടുക്കിനേയും കഴിവിനേയും സമ്പാദ്യത്തേയും ജോലിയേയും പറ്റി അഭിമാനപ്പെട്ട് മക്കളിലും അത് വളര്‍ത്തും പോലെ. അച്ഛന്‍ അസാന്നിധ്യത്തിലും ജീവിതത്തില്‍ എത്ര പ്രധാനമാണെന്ന് പറഞ്ഞു കൊടുക്കും പോലെ. അവളുടെ ജീവിതത്തില്‍ ഒരിയ്ക്കലും അങ്ങനൊരു കാര്യം ഉണ്ടായില്ല. എന്തെല്ലാം അനൂപ് പറഞ്ഞാലും വൈകുന്നേരം ദേവിയെ കണ്ടില്ലെങ്കില്‍ മകനു സഹിക്കാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു ഓഫീസ് ടൂറിനും അവള്‍ പോയിരുന്നില്ല. സൈറ്റ് വിസിറ്റിനു പോവേണ്ടി വന്നാല്‍ രാവിലെ പോയി രാത്രി തിരിച്ചെത്താന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ കല്‍ക്കത്തയില്‍ നിന്ന് മടങ്ങുമ്പോള്‍ വിമാനം വൈകി രാത്രി ഒരു മണിയായി അവള്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍.അനൂപിനു ഫോണ്‍ ചെയ്ത നിമിഷം അയാള്‍ പറഞ്ഞു, ‘ അവിടെ കിടന്നോ, നാളെ വെളുത്തിട്ട് നേരം പോലെ വന്നാല്‍ മതി.’ രാത്രി ഒരു മണിക്ക് ടാക്സി പിടിയ്ക്കാനുള്ള ധൈര്യം ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ക്ക് ഇല്ലല്ലോ. അവള്‍ എയര്‍പോര്‍ട്ടിലിരുന്ന് നേരം വെളുപ്പിച്ചു. അതിനു ശേഷം മോനെ വിട്ടിട്ട് അമ്മ എവിടേയും പോകരുതെന്ന് അവന്‍ ഇടയ്ക്കിടെ സത്യം ചെയ്തു മേടിക്കുമായിരുന്നു. അവളെ കെട്ടിപ്പിടിയ്ക്കാതെ, അവളുടെ മുലയില്‍ കുഞ്ഞിക്കൈ ചേര്‍ത്തു വെയ്ക്കാതെ അവനുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴെല്ലാം അവന്‍റെ നിഷ്ക്കളങ്കമായ സ്നേഹം ഓര്‍ത്ത് ദേവിയുടെ കണ്ണ് നിറയും. അസഹനീയമായതുകൊണ്ടാണ് അവള്‍ കൌണ്‍സലിംഗിനു പോയത് ജോലിയുടേയും വീടിന്‍റേയും സമ്മര്‍ദ്ദം അവള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞിരുന്നു. ജോലിക്ക് പോകാതായപ്പോള്‍ ദേവി മാത്രമായി അനൂപിന്‍റെ റ്റാര്‍ജെറ്റ്. അവള്‍ എന്തു ചെയ്യുന്നു? ആരോടു മിണ്ടുന്നു ആരാണവളുടെ കൂട്ടുകാര്‍? അതില്‍ ആണെത്ര? പെണ്ണെത്ര അവരോടെല്ലാം ഏതു വിഷയമാണവള്‍ സംസാരിക്കുന്നത്? അവളുടെ അമ്മയോടും ബന്ധുക്കളോടും എപ്പോഴെല്ലാം സംസാരിക്കുന്നു എന്തൊക്കെ സംസാരിക്കുന്നു അവര്‍ അവളൂടെ പണം അടിച്ചു മാറ്റുന്നുണ്ടോ? സഹപ്രവര്‍ത്തകരുമായി അവള്‍ക്ക് എത്ര അടുപ്പമുണ്ട്? അനൂപ് ഓരോന്നിനായി കൂടുതല്‍ക്കൂടുതല്‍ നിയന്ത്രണം വെച്ചു തുടങ്ങി. എപ്പോഴും നിരീക്ഷിയ്ക്കപ്പെടുന്നത്, ചോദ്യങ്ങള്‍ക്കുത്തരം നല്‍കേണ്ടത്, ആ ഉത്തരങ്ങളില്‍ ഒട്ടും വിശ്വസിക്കാത്ത ഒരാളുടെ മുന്നില്‍ ശിക്ഷയ്ക്കായി നില്‍ക്കേണ്ടത്, അവള്‍ക്ക് അലറാനും മതിവരുവോളം അയാളുടെ മുഖത്തിടിയ്ക്കാനും ചിലപ്പോള്‍ അയാളെ കുത്തിക്കൊല്ലാനോ അല്ലെങ്കില്‍ അവള്‍ക്ക് മരിക്കാനോ തോന്നുന്നത്..ഒന്നും നടക്കാതെ വരുമ്പോള്‍ നിസ്സഹായത കൊണ്ട് ആത്മാഭിമാനത്തിലേല്‍ക്കുന്ന അറ്റമില്ലാത്ത ക്ഷതങ്ങള്‍ അവളെ തന്നെ നിന്ദിക്കുന്നത് …. ഇക്കാര്യമെല്ലാം അവള്‍ കിതച്ചുകൊണ്ടും തോരാതെ കരഞ്ഞുകൊണ്ടും കൌണ്‍സിലിംഗില്‍ വിശദമാക്കി. അനൂപുമൊത്ത് ചെലവാക്കിയ മധുര നിമിഷങ്ങള്‍ അയവിറക്കാന്‍ കൌണ്‍സിലര്‍ ദേവിയോട് ആവശ്യപ്പെട്ടു. ഓഫീസിലെ പ്രശ്നങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ കുറ്റമെല്ലാം അവളുടേതാണെന്ന് വാദിച്ചു സ്ഥാപിക്കുമെങ്കിലും അയാള്‍ അത് കേട്ടിരിക്കുമായിരുന്നു.പിന്നെപ്പിന്നെ കുറ്റം കേട്ട് കേട്ട് അവള്‍ക്ക് മതി വന്നതുകൊണ്ട് അവള്‍ പ്രശ്നങ്ങള്‍ പറയാതെയായി. നല്ല വര്‍ത്തമാനങ്ങള്‍ മാത്രമേ പങ്കു വെച്ചിരുന്നുള്ളൂ.അവളുടെ മിടുക്കിനെപ്പറ്റി അറിയാനോ അതില്‍ ലേശമെങ്കിലും അഭിമാനം കൊള്ളാനോ അയാള്‍ക്ക് യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. ദേവി സ്വര്‍ണക്കടയില്‍ ഇന്‍സ്റ്റാള്‍മെന്‍റ് ചേര്‍ന്ന് പണ്ടങ്ങള്‍ വാങ്ങുന്നതില്‍ അയാള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അത് ഒരു നിത്യസമ്പാദ്യമാണെന്ന് അയാള്‍ക്ക് യോജിപ്പുണ്ടായിരുന്നു. പിന്നെ അയാള്‍ വീടിന്‍റെ കടം തീര്‍ത്തു. ഓഫീസില്‍ കൊണ്ടുവിടുകയും കൂട്ടിക്കൊണ്ടു വരികയും ചെയ്യുന്നുണ്ട്… വഴക്കില്ലാത്തപ്പോഴൊക്കെ. വല്ലപ്പോഴുമൊക്കെ സിനിമയ്ക്ക് പോവാറുണ്ട്… മകന്‍ വാശി പിടിയ്ക്കുമ്പോള്‍ … അയാള്‍ക്കിഷ്ടമുള്ള സമോസയല്ലാതെ മറ്റൊന്നും തിന്നരുതെന്ന് അവളെ കര്‍ശനമായി നിര്‍ബന്ധിക്കുമ്പോഴും ഇടയ്ക്ക് ബേക്കറികളില്‍ കൊണ്ടു പോയി സമോസ വാങ്ങിക്കൊടുക്കാറുണ്ട്. അയാള്‍ക്കിഷ്ടമുള്ള ഉടുപ്പുകളും അടിവസ്ത്രങ്ങളുമേ വാങ്ങാന്‍ സമ്മതിക്കുകയുള്ളൂവെങ്കിലും ചിലപ്പോള്‍ മാളുകളില്‍ കൊണ്ടുപോവാറുണ്ട്. വളരെ ദുര്‍ലഭം ചിലപ്പോള്‍ ഒരു കുറ്റവും പറയാതെ വര്‍ത്തമാനം പറഞ്ഞിരിക്കാറുണ്ട്. അയാള്‍ കണക്കറ്റ് മദ്യപിക്കുകയോ മറ്റു സ്ത്രീകളെ തേടിപ്പോവുകയോ ചെയ്തിട്ടില്ല. കൌണ്‍സിലര്‍ അവളുടെ കിടപ്പറ ജീവിതത്തെ പറ്റി ചോദിച്ചു. അവളെ മിക്കവാറും എന്നും അയാള്‍ ഭോഗിക്കാറുണ്ട്. എന്നാല്‍ അവള്‍ സുന്ദരിയാണെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടേയില്ല. എന്തുകൊണ്ട് ഈ നിമിഷങ്ങളില്‍ പോലും അതു പറയാന്‍ കഴിയുന്നില്ല എന്ന് അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരിയ്ക്കലും കള്ളം പറയില്ല എന്നാണ് മറുപടി കിട്ടിയത്.ഭോഗം തീര്‍ന്നാല്‍ അയാള്‍ ഉടനെ കൂര്‍ക്കം വലിച്ചു തുടങ്ങും. അപ്പോഴാണ് അവള്‍ക്ക് അയാളെ കൊല്ലാന്‍ കലശലായ ആഗ്രഹമുണ്ടാവുക..ഏതൊക്കെ മാര്‍ഗത്തില്‍ അത് സാധിക്കാമെന്ന് ആലോചിച്ചുകൊണ്ട് ഒടുവില്‍ അവള്‍ ഉറങ്ങും. കുടുംബമാണ് സ്ത്രീയുടെ എല്ലാം. കൌണ്‍സിലര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ ജോലി രാജി കൊടുത്ത് വീട്ടിലിരിക്കു. അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കു. ഇരുണ്ട നിറമുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങളും മേക്കപ്പും ധരിക്കു. അദ്ദേഹം ജോലിക്ക് പോകട്ടെ. മകന് നിങ്ങളോട് കൂടുതല്‍ അടുപ്പവുമുണ്ടാകും. മകന്‍ നിങ്ങളെ തിരിച്ചറിയേണ്ടതല്ലേ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം. അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് എന്തിനാണ് എന്‍ജിനീയറിംഗ് ബിരുദം പുരുഷന്മാര്‍ കൂടുതല്‍ ശോഭിക്കുന്ന ഒരു മേഖലയല്ലേ അത്? ദേവിക്ക് പെട്ടെന്ന് നെഞ്ചു കലങ്ങുന്ന സങ്കടം വന്നു. ജോലി കൂടി പോയാല്‍.. ജോലി കളയുന്നതിനോട് അവള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ജോലിയിലാണ് അവള്‍ എല്ലാം മറക്കുന്നത്. പുതിയ പുതിയ ഡിസൈനുകളിലും അവയുടെ നിര്‍മ്മാണത്തിലുമാണ് അവള്‍ക്ക് സ്വയം ഒരു അഭിമാനവും ജീവിതത്തിനു ഒരു അര്‍ഥവും ഉണ്ടെന്ന് തോന്നുന്നത്. അതും ഇല്ലെങ്കില്‍ മകന്‍റെ കൂടി പരിഹാസം താങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ എട്ടാം നിലയിലുള്ള ഫ്ലാറ്റില്‍ നിന്ന് ചാടിയാലോ എന്നവള്‍ക്ക് തോന്നിപ്പോയേനേ. ഭര്‍ത്താവല്ലേ… അദ്ദേഹം നിങ്ങളുടെ എല്ലാം പരിശോധിക്കട്ടെ. ചോദ്യങ്ങള്‍ ചോദിയ്ക്കട്ടെ അതിനൊക്കെ ഉത്തരം പറയാനെന്താ വിഷമം? നിങ്ങള്‍ കള്ളത്തരമൊന്നും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലി കളയാനും വയ്യ. അപ്പോള്‍ അദ്ദേഹം പരിശോധിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. അത് ഒരു സാധാരണ കാര്യമായി അങ്ങ് എടുത്താല്‍ മതി. അദ്ദേഹത്തില്‍ നിന്ന് വിരുദ്ധമായ ഒരു ആത്മാഭിമാനം നിങ്ങള്‍ എന്തിനാണ് കാത്തു സൂക്ഷിക്കുന്നത്? അദ്ദേഹത്തോട് കൂടുതല്‍ ബഹുമാനം കാണിക്കുകയും അനുസരണയും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്യൂ എല്ലാം ഒ കെ ആവും. കൌണ്‍സിലറുടെ ഫീസ് കൊടുത്ത് ഇറങ്ങിപ്പോരുമ്പോള്‍ ജോലി രാജി വെച്ചാല്‍ അയാള്‍ക്ക് സന്തോഷം ഉണ്ടാകുമോ എന്ന് ചോദിച്ചു നോക്കാമെന്ന് ദേവി കരുതി. അങ്ങനെ അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ സത്യമായും ഞെട്ടിപ്പോയി. അവള്‍ ജോലിക്ക് പോകണമെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ഇത്രയും വിദ്യാഭ്യാസമുള്ള ഉന്നത വരുമാനമുള്ള അവള്‍ വീട്ടിലിരിക്കുന്നത് എന്തിനാണ്? അത്ര ചെലവൊന്നുമില്ലല്ലോ. വീട് സ്വന്തമല്ലേ? ഒരാള്‍ ജോലി ചെയ്താല്‍ മതി. അയാള്‍ക്ക് എന്‍ജിനീയറിംഗും ആ മേഖലയിലെ അഴിമതിയും ഒക്കെ മടുത്തു. മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അയാള്‍ക്ക് കുറെ ഹോബികള്‍ ഉണ്ട് റാറ്റ് റേസ് അനൂപിനു ഇനി വയ്യ. പിന്നീടുള്ള കുറച്ച് ദിവസങ്ങളില്‍ അയാള്‍ ദേവിയുടെ മേലുള്ള നിരീക്ഷണം അല്‍പം കുറച്ചു. അവര്‍ മൂന്നു പേരും കൂടി ഒരു സിനിമയ്ക്ക് പോയി. മകന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടില്‍ അതിഥികള്‍ വരുന്നത്, പുറത്തേയ്ക്ക് പോവുന്നത് ഒക്കെ അവനു വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ അവന്‍റെ കൂട്ടുകാര്‍ വന്നാല്‍ പോലും അയാള്‍ ദേഷ്യപ്പെടാറാണ് പതിവ്. ശന്തനുവിനോട് മാത്രമേ അയാള്‍ അതില്‍ തോറ്റിട്ടുള്ളൂ. എത്ര പ്രാവശ്യം ആട്ടിയോടിച്ചാലും അവന്‍ പതിനഞ്ചു മിനിറ്റ് ഇടവിട്ട് വന്നു ചോദിക്കും അങ്കിള്‍, ഇപ്പോള്‍ വരട്ടേ? ഒടുവില്‍ അയാള്‍ മടുപ്പോടെ അകത്തേ മുറിയിലേക്ക് പോവുമ്പോള്‍ അവര്‍ രണ്ടു പേരും കൂടി കളിയ്ക്കും. അതുപോലെ അമ്മയ്ക്കൊപ്പം എത്ര നേരം കളിയ്ക്കാനും അവനിഷ്ടമായിരുന്നു. അമ്മയ്ക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം അവന്‍ കളിച്ചു സന്തോഷിച്ചു. രണ്ടില്‍ ചില്വാനം മണിക്കൂറിന്‍റെ ശുദ്ധസന്തോഷാവസ്ഥയ്ക്കെന്തു പേര് പറയും? ഇനി മുതല്‍ അതിനു ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ എന്ന് പറയാം. സിനിമ ഇറങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രേക്ഷകരുടെ വാക്കിന്‍റെ വിലയും ബലവും ഈ സിനിമയ്ക്ക് കൊടുത്തിട്ടുള്ള ആക്കം ചില്ലറയല്ല. ഇത്രയും ചെറിയ ഒരു പ്രമേയത്തിന് ഇത്ര ലളിത മായൊരു ആഖ്യാനം മെനഞ്ഞെടുക്കണമെങ്കില്‍, ഇത് ശ്രമകരമേയല്ല എന്ന മട്ടു തോന്നിച്ചുകൊണ്ട് അഭ്രപാളികളില്‍ അതിസൂക്ഷ്മമായി പകര്‍ത്തണമെങ്കില്‍, അത് കണ്ടിറങ്ങിയ പ്രേക്ഷകന്‍റെ മനസ്സില്‍ സിനിമയെക്കുറിച്ചുള്ള ചിന്ത കൊണ്ട് ആവര്‍ത്തനാനന്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, കയ്യടി കൊടുക്കേണ്ടത് ദിലീഷ് പോത്തന്‍ എന്ന സംവിധായകന് മാത്രമല്ല; ആ ചലച്ചിത്രത്തിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമാണ്‌. ‘മഹേഷിന്‍റെ പ്രതികാരം’ കണ്ടിട്ടുള്ളവരോട്, അതിഷ്ടപ്പെട്ടവരോട് പ്രത്യേകിച്ച്, ഒരപേക്ഷയുണ്ട്: ദിലീഷിന്‍റെ സിനിമ അതാണ്‌-അത് മാത്രമാണ് എന്ന് ധരിച്ചു ഈ രണ്ടാം സിനിമ കാണരുത്. ഇവിടെ കഥ പറയുന്നത് മഹേഷിന്‍റെ കഥ പറയുന്നത് പോലെയല്ല, കാരണം, ഇത് മഹേഷിന്‍റെ കഥയല്ല. അയാളുടെ പ്രതികാരത്തിന്‍റെ കഥയുമല്ല. കഥ നടക്കുന്നത് ഇടുക്കിയിലുമല്ല. ഇവിടെ കഥയുടെ പശ്ചാത്തലം കാസറഗോഡാണ്, എന്നാലും ഇതെവിടെയും നടക്കാവുന്ന സംഭവമാണ്. സിനിമയ്ക്ക് ആധാരമായ കഥ ഉടലെടുക്കുന്നത് ബസ്സില്‍ നടക്കുന്ന ഒരു മാലമോഷണത്തിലാണ്. അത് മുന്‍പോട്ടു കൊണ്ടുപോകുന്നതും അവസാനിക്കുന്നതും ഇതിനെത്തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ രണ്ടു പ്രസാദുമാരും, ഒരു ശ്രീജയും, പിന്നെ കുറെ പോലീസുകാരും ഈ കേസിനെ ചുറ്റിപ്പറ്റി ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് . ഇതിലെ പോലീസുകാര്‍ ‘സെന്‍സും സെന്‍സിബിലിറ്റിയും’ പ്രസംഗിക്കുന്ന ആക്ഷന്‍ ഹീറോമാരല്ല. വലിയ പദവിയുള്ളവരുമല്ല. ‘മുകളില്‍’ ഉള്ളവരെയും, നിയമവശങ്ങളെയും പേടിക്കുന്ന, ക്രൂരത കാട്ടാന്‍ മടിയില്ലാത്തവരും എന്നാല്‍ കാരുണ്യം തീരെ വറ്റിയില്ലാത്തവരുമാണ്; സ്വന്തം ഉദ്യോഗത്തിന്‍റെ നിലനില്‍പ്പിനെപ്പറ്റി സദാ ചിന്തയുള്ള വെറും മനുഷ്യര്‍. അവര്‍ ഭാര്യയേയും കൂട്ടി ഉത്സവം കാണാനും, പ്രതിയുടെ ‘വെളിക്കിരിക്ക’ലിന് കാവലിരിക്കാനും, പൂരപ്പറമ്പിലെ അടിപിടി ഒതുക്കാനും, ഓടിക്കളഞ്ഞ പ്രതിയെ പിടിക്കാന്‍ അയാള്‍ ഓടിയ വഴിയൊക്കെ കിതച്ചുകൊണ്ട് ഓടാനും ഒക്കെ പോകുന്നതും, വീട്ടില്‍ ഭാര്യയുമൊത്ത് ചുട്ട പപ്പടം കൂട്ടി കഞ്ഞി കുടിക്കുന്നതും ഓഫീസില്‍ ഭയങ്കര സ്‌ട്രെസ് ആണ് എന്ന് പറയുന്നതും സൂപ്പര്‍ ഹീറോ ആയല്ല, സാധാരണ മനുഷ്യരായാണ്. സാധാരണ പോലീസുകാരുടെ ദൈനംദിന ഉദ്യോഗ-ജീവിതത്തിന്‍റെ കഥ കൂടിയാണ് ഈ സിനിമ. ഒരു സിനിമാക്കഥ പറയുന്നതോടൊപ്പം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ മറ്റു മനുഷ്യരുടെ കഥയും ആ സമൂഹത്തിന്‍റെ ജീവിതവും പറയുമ്പോള്‍ ഒരു സിനിമ ചെയ്യേണ്ടതെന്തോ അതെല്ലാം ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ ചെയ്യുന്നുണ്ട്. അത് കൃത്യമായ ഫ്രെയിമുകള്‍, ഹ്രസ്വമായ സംഭാഷണങ്ങള്‍, കഥാപാത്രങ്ങളുടെ മുഖത്ത് മിന്നിമറയുന്ന ചില ഭാവങ്ങള്‍ എന്നിവ കൊണ്ട് മാത്രമാണെങ്കിലും പറഞ്ഞു വയ്ക്കുന്നത് ഒരുപാടൊരുപാടാണ് എന്ന് പറയാതെ വയ്യ. സിനിമയുടെ ഭാഷ നെടുങ്കന്‍ ഡയലോഗുകളോ വമ്പിച്ച കാന്‍വാസുകളോ അല്ല എന്ന് ഇതിലും ഭംഗിയായി തെളിയിക്കാന്‍ ആവില്ല. ഓരോ കഥാപാത്രവും ഒരു കഥയുടെ നടുവിലാണ്, എന്നാലും അവരുടെ പകലുകളും രാത്രികളും സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അങ്ങനെ ഘോഷയാത്രയായി പ്രേക്ഷകന് മുന്നിലൂടെ കടന്നു പോകുന്നതിനു എന്തൊരു ഭംഗിയാണ്. വാരിവലിച്ചു തിന്നുന്ന ഒരു ആണ്‍കുട്ടിയെ കളിയാക്കുന്ന പോലീസുകാരന്‍റെ കമന്‍റിന് മറുപടിയായി ഫഹദിന്‍റെ കഥാപാത്രമായ മോഷ്ടാവ് പറയുന്ന ഒരു വാചകമുണ്ട്, ‘കളിയാക്കല്ലേ സാറേ, ഈ പ്രായത്തില്‍ ഭയങ്കര വിശപ്പാ’. പോലീസ് സ്റ്റേഷനില്‍ എത്തും വരെയുള്ള അയാളുടെ ജീവിതം ചില വരകള്‍ കൊണ്ട് മാത്രം കോറിയിട്ട്, ബാക്കി കാഴ്ചക്കാരന്‍റെ സങ്കല്‍പ്പത്തിനു വിട്ടു തരുന്ന രീതിയിലാണ് ദിലീഷ് പോത്തന്‍ കഥ പറഞ്ഞു പോരുന്നത്. ചെമ്പന്‍ ചപ്ര മുടിയും, ഉണ്ടക്കണ്ണും മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള ആ ചെറുപ്പക്കാരന്‍ എവിടെ നിന്ന് വരുന്നു എന്നോ, എങ്ങോട്ട് പോകുന്നു എന്നോ നമ്മളോട് സിനിമ കൃത്യമായി പറഞ്ഞു തരുന്നില്ല വിശപ്പ്‌ നിറഞ്ഞ അനാഥമായ അയാളുടെ കുട്ടിക്കാലവും, അസ്തിത്വ ദുഖവും ഒക്കെ അയാള്‍ പറയുന്ന ചെറിയ നുണകളിലും കാണിക്കുന്ന ചില്ലറ കുസൃതികളിലും തന്നെയുണ്ട്‌. ശ്രീജയും പ്രസാദും പ്രേമിക്കുമ്പോഴുള്ള അവരുടെ ജീവിതം കാണിക്കുന്ന ഫ്രെയിമുകള്‍ വേമ്പനാട്ടു കായലിന്‍റെ ജലസമൃദ്ധിയുടെ പശ്ചാത്തലത്തിലാണ്. അവരുടെ പ്രേമം വിവാഹജീവിതത്തിലെത്തുമ്പോള്‍ അത് കാസര്‍ഗോഡിന്‍റെ വരണ്ട മണ്ണില്‍, ജലക്ഷാമത്തിന്‍റെ ഫ്രെയിമുകളില്‍ ചെന്ന് നില്‍ക്കുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചാല്‍ അവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ ആഴം ഈ മാറ്റം കൊണ്ട് സംവിധായകന്‍ ഊന്നിപ്പറയുന്നുണ്ട്. അത് ആഘോഷകരമായ മെഗാ-കഥനങ്ങളിലൂടെയല്ല എന്ന് മാത്രം; സിനിമയില്‍ അവിടെയും ഇവിടെയുമായി, അവരുടെ പോലീസ് സ്റ്റേഷനിലെ മൂന്നു ദിവസങ്ങള്‍ നീണ്ട ഹാജരിന്‍റെ ഇടയില്‍, എവിടെയോ വരുന്ന ചില നിമിഷങ്ങളായാണ് ഈ ഒറ്റപ്പെടല്‍ കാണിക്കു മുന്നില്‍ തെളിയുന്നത്. അര്‍ദ്ധരാത്രിനേരത്ത് വാടകവീട്ടിലെ ചെറിയ കിടപ്പുമുറിയിലേക്ക് മുഷിഞ്ഞ വാക്കുകളോടെ വിളിക്കുന്ന അച്ഛനോട് ശ്രീജ ‘അച്ഛന്‍റെ അമ്പലം കമ്മറ്റിക്കാര്‍ക്ക് സുഖം തന്നെയല്ലേ’ എന്ന് ചോദിക്കുന്നതും, പോലീസ് സ്റ്റേഷനിലെ നൂലാമാലകളില്‍ വിഷമിച്ചു വലഞ്ഞ ഒരു ദിനാന്ത്യത്തില്‍ നഷ്ടപ്പെട്ട മാല ഇനി കിട്ടില്ല എന്ന ചിന്തയുടെ ഒടുവില്‍, ‘ഞാന്‍ നിന്‍റെ കഴുത്തില്‍ കെട്ടിയ താലിമാലയല്ലേ പോയത്’ എന്ന് പുരുഷാധികാരത്തിന്‍റെ സ്വരത്തില്‍ ചോദിക്കുന്ന ഭര്‍ത്താവിനോട് ‘ചേട്ടാ നമ്മള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ വില ഞാന്‍ മറ്റൊന്നിനും കൊടുക്കുന്നില്ല’ എന്ന് പറഞ്ഞു ശ്രീജ അയാളെ തോല്‍പ്പിക്കുന്നതും ഇതിനുദാഹരണം. ഈ ചലച്ചിത്രത്തിലെ സാമൂഹ്യ വിമര്‍ശനം വന്നു പോകുന്നതു നേരിയ നര്‍മത്തിന്‍റെ പാളികളില്‍ പൊതിഞ്ഞാണ്. ഉത്സവകാലത്ത് മദ്യപിച്ചു വന്നു അമ്മയെയും ഭാര്യയേയും തല്ലുന്നവനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ ഒരുമയോടെ കത്തെഴുതുന്ന വീട്ടിലെ സ്ത്രീകളെപ്പറ്റി അയാള്‍ പറയുന്നത് ‘അവര്‍ ഫെമിനിസ്റ്റാ സാറെ’ എന്നാണ് അതുപോലെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പലായനം ചെയ്യേണ്ടി വരുന്ന തൊഴിലില്ലാത്തവന്‍റെ തൊഴില്‍സാധ്യതകള്‍ പ്രധാനമായും പറോട്ടയടിയാണത്രേ! ബുര്‍ഖയില്‍ കണ്ണ്‍ ഒഴികെ ആകെ പൊതിഞ്ഞ സ്ത്രീയുടെ പ്രതികരണശേഷി വെളിവാകുന്നത് അവര്‍ യാത്ര ചെയ്യുന്ന ബസ്സില്‍ മോഷണം നടക്കുമ്പോഴാണ്‌. അതുപോലെ ബസ്സില്‍ നടക്കുന്ന മോഷണം കയ്യോടെ പിടികൂടുമ്പോള്‍ അവിടെ പൊതുജനം കാണിക്കുന്ന മോബ് മെന്‍റാലിറ്റി, മൂന്നാം ദിവസവും ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തുന്ന ശ്രീജ മോഷ്ടാവിനെ പോലീസ് വെളിക്കിരിക്കാന്‍ കൊണ്ടുപോയ ഇടത്തേക്ക് അക്കാര്യം ഓര്‍ക്കാതെ വന്ന അതേ സ്പീഡില്‍ ഭര്‍ത്താവിനോടൊപ്പം പോകുമ്പോള്‍ ‘നീ എന്ത് കാണാന്‍ വരുവാ..’ എന്ന ഭര്‍ത്താവിന്‍റെ ചോദ്യം, മെഡിക്കല്‍ ഷോപ്പില്‍ ഗര്‍ഭമുണ്ടോ എന്നറിയാനുള്ള കിറ്റ് വാങ്ങാന്‍ വരുന്ന അവിവാഹിതയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അത് അറിയിക്കാന്‍ ശ്രമിക്കുന്ന നാട്ടുകാരനായ യുവാവിന്‍റെ സദാചാര ബോധം, മൊബൈല്‍ ടവറിന്‍റെ സ്ഥാനത്തെ ചൊല്ലി അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷനില്‍ വച്ച് രമ്യതയിലെത്തുന്ന വിധം, നൈറ്റിയിട്ട മിടുക്കി ചേച്ചിമാരുടെ സ്വാഭാവികതയാര്‍ന്ന സംഭാഷണങ്ങള്‍, ഇങ്ങനെ ഓര്‍ത്തോര്‍ത്തു പുഞ്ചിരിക്കാന്‍ സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകന് ഒരുപാടുണ്ട്. എല്ലാവരും കേമമായി അഭിനയിച്ചിട്ടുണ്ട്. പരിചിത-പ്രിയമുഖങ്ങളായ ഫഹദും സുരാജും അലന്‍സിയറും, പുതുമുഖമായ നിമിഷയും അരങ്ങു തകര്‍ക്കുന്നു. ഒപ്പം നമ്മുടെ മുന്നില്‍ വന്നു പോകുന്ന ഓരോ കഥാപാത്രവും അവരുടെ ജീവിതം വെള്ളിത്തിരയില്‍ അനായാസേന വരച്ചു വണങ്ങിപ്പോകുകയാണ്. മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞു കലി തുള്ളി വീട്ടിലേക്കു വരുന്ന അമ്മ, എല്ലാവര്‍ക്കും നല്ല വഴി പറഞ്ഞുകൊടുക്കുന്ന പോലീസ് സ്റ്റേഷനിലെ പക്വത വന്ന റൈറ്റര്‍ കഥാപാത്രം, അഴികള്‍ക്കു പിന്നിലെ അനുഭവസമ്പത്ത് അങ്ങോട്ട്‌ വരുന്നവര്‍ക്കെല്ലാം സമചിത്തതയോടെ പങ്കു വയ്ക്കുന്ന കരുതല്‍ തടവുകാരന്‍, അന്യജാതിക്കാരനെ വിവാഹം കഴിച്ചു പോയ മകളെ പിന്നെയും പിന്നെയും ഫോണില്‍ വിളിച്ചു ശകാരിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ (വെട്ടുകിളി പ്രകാശ്) ഇങ്ങനെ അവിസ്മരണീയരായ ഒരുപാട് പേര്‍ സിനിമ കഴിഞ്ഞു വരുന്ന നമ്മുടെ കൂടെ പോരുന്നുണ്ട്. ക്യാമറ അതിമനോഹരം എന്ന് പറഞ്ഞാല്‍ പോര. രാജീവ് രവിയില്‍ നിന്നും ഇതിലും കുറഞ്ഞ് ക്രാഫ്റ്റ് നമുക്ക് പ്രതീക്ഷിക്കാന്‍ വയ്യല്ലോ. പെണ്‍കുട്ടി അമ്മയുടെ അടി ഭയന്ന് കുളിമുറിയില്‍ അടച്ചിരിക്കുമ്പോഴുള്ള അവളുടെ മുഖത്തിന്‍റെ ഷോട്ട്, കുളിമുറിയുടെ കതകിന്‍റെ പാളി തല്ലിപ്പൊളിക്കുമ്പോഴുള്ള ഷോട്ട് ഇതൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അതുപോലെ മനോഹരമാണ് സ്ക്രിപ്റ്റും; ഇത്രയും ക്രിസ്പ് ആയ സ്ക്രിപ്റ്റുകള്‍ കാണുന്നത് അപൂര്‍വ്വം. ഒരു സീനോ ഷോട്ടോ എടുത്തു മാറ്റിയാല്‍ സിനിമ അപൂര്‍ണമെന്ന് തോന്നിക്കും വിധം മുറുക്കമുള്ള തിരക്കഥ. ശ്യാം പുഷ്ക്കര്‍, ബിജിബാല്‍, ഈ പേരുകള്‍ കൂടി പറഞ്ഞില്ലെങ്കില്‍ ഇതുവരെ പറഞ്ഞത് പൂര്‍ത്തിയാകില്ല. അത്രയേറെ സംഭാവന ഈ ക്രിയേറ്റിവ് ഡയറക്ടരും ഈ സംഗീത സംവിധായകനും ഈ സിനിമയുടെ വിജയത്തിനു നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഇന്ന് 189 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.264 പേർ‍ക്ക് രോഗമുക്തിപാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 30) 189 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 167 പേർഎന്നിവർ ഉൾപ്പെടും.264 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 3495 പരിശോധന നടത്തിയതിലാണ് 189 പേർക്ക് രോഗം സ്ഥിരീകരിച്ചത്.5.40 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് രോഗം […] പാലക്കാട് ജില്ലയില്‍ ഇന്ന് 249 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.228 പേർ‍ക്ക് രോഗമുക്തി കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ […] ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു കാലാവസ്ഥാ ദുരിതം പട്ടാമ്പി നിയോജക മണ്ഡലം അടിയന്തിര യോഗം ഇന്ന് വൈകിട്ട് 4ന് October 18, 2021 pkdliveLeave a Comment on കാലാവസ്ഥാ ദുരിതം പട്ടാമ്പി നിയോജക മണ്ഡലം അടിയന്തിര യോഗം ഇന്ന് വൈകിട്ട് 4ന് കാലാവസ്ഥ ദുരിതം നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അവർകളുടെ നേതൃത്വത്തിൽ ഇന്ന് പാലക്കാട്‌ ചേർന്ന മീറ്റിംഗ് തീരുമാനപ്രകാരം പട്ടാമ്പി നിയോജകമണ്ഡലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം ഇന്ന് (18/10/21തിങ്കൾ) വൈകീട്ട് 4 ന് താലൂക് കോൺഫറൻസ് ഹാളിൽ ചേരും മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷത വഹിക്കും.പട്ടാമ്പി മണ്ഡലം പരിധിയിൽ ഉൾപ്പെടുന്ന പട്ടാമ്പി ബ്ലോക്ക്‌ പ്രസിഡന്റ്‌, മുൻസിപ്പൽ ചെയർമാൻ,ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,പോലീസ്,മെഡിക്കൽ,ഫയർ,ഹെൽത്ത്‌,ട്രാഫിക്, കെഎസ്ഇബി, ഇറിഗേഷൻ, വില്ലേജ് ഓഫീസ്, വാട്ടർ അതോറിറ്റി,ജെ ആർ […] മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീയതി പുതുക്കി നിശ്ചയിച്ചത്. പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 21) 1624 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1031 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 578 പേർ, 12 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.2211 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 7418 പരിശോധന നടത്തിയതിലാണ് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചത്.21.89 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്ന് രോഗം […] സാമൂഹ്യ നീതി വകുപ്പിന്റെ വനിതകള്‍ക്കുള്ള ധനസഹായ പദ്ധതികള്‍ സ്വയം തൊഴില്‍ ധനസഹായം നല്‍കുന്ന ‘സ്വാശ്രയ’ പദ്ധതി തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കേണ്ടി വരുന്ന ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെട്ട ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് ‘സ്വാശ്രയ’ പദ്ധതിയിലൂടെ 35000 രൂപ ധനസഹായം ലഭിക്കും. എല്ലാ സാമ്പത്തിക വര്‍ഷവും ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. മാനസിക വെല്ലുവിളിയുള്ളവരുടെ അമ്മമാര്‍ക്ക് ‘സ്‌നേഹയാനം’ പദ്ധതിയിലൂടെ സൗജന്യ ഇലക്ട്രിക് ഓട്ടോ മാനസിക വെല്ലുവിളി ഓട്ടിസം, സെറിബ്രല്‍ പാല്‍സി ബഹു വൈകല്യമുള്ളവരുടെ അമ്മമാര്‍ക്ക് സൗജന്യമായി […] പ്ലസ് വൺ: ഓൺലൈൻ അപേക്ഷയുടെ ദിവസം മാറ്റി; ഇനി ആഗസ്റ്റ് 24 മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24നു സ്വീകരിച്ചു തുടങ്ങും. നാളെ മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്. സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് 24ലേക്കു മാറ്റിയത്. കഴിഞ്ഞ വർഷത്തെപ്പോലെ വിദ്യാർഥികളില്ലാത്ത ഹയർസെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതു സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ഓരോ ജില്ലയിലെയും പ്ലസ് […] സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയില്‍ ഇന്ന് 99 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 187 പേർ‍ക്ക് രോഗമുക്തി ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗതീവ്രത കുറവെന്ന് നിഗമനം; വ്യാപനശേഷി കൂടുതല്‍ സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശിയെയും, യുവതിയെയും പാലക്കാട് സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തു. DigitalMalayali കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. മുരളീധരന്‍ 'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ. മുരളീധരന്‍ ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മേയറെ നോക്കി 'കനകസിംഹാസനത്തില്‍ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. 'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, ശരിയാ, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്ന് ഓര്‍മിപ്പിക്കുകയാണ്. ഒരുപാട് മഹത് വ്യക്തികള്‍ ഇരുന്ന കസേരയിലാണ് അവരിപ്പോള്‍ ഇരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട നിര്‍മാതാവും സംവിധായകനുമായ പി. സുബ്രഹ്മണ്യം, എം.പി. പത്മനാഭന്‍ എന്നിവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്‍റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്‍റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മേയറെ വനിതകള്‍ തന്നെ വഴിതടയും എന്ന് ഞാന്‍ സൂചിപ്പിക്കുകയാണ്. കാരണം, ആണുങ്ങള്‍ വഴിതടയാന്‍ പോയാല്‍ സ്ത്രീപീഡനത്തിന് കേസെടുക്കുന്ന പൊലീസാണിവിടെ. അതുകൊണ്ട് സ്ത്രീകളെ കൊണ്ടുതന്നെ മേയറെ തടയും. ' ജിഹാദ്' എന്ന വാക്ക് ഉപേക്ഷിച്ചിരുന്നെങ്കില്‍ പാലാ ബിഷപ്പിന്റെ വാക്കുകള്‍ പ്രവചനമായേനെ നാര്‍ക്കോട്ടിക് ക്രിമിനലിസം' വര്‍ദ്ധിച്ചു വരുമ്പോള്‍ ബിഷപ്പിന്‍റെ മുന്നറിയിപ്പും ചര്‍ച്ചയാകുന്നു 'ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകും മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഞാന്‍ ഒരു വര്‍ഷമായിട്ട് ആര്‍.എസ്.എസ് അല്ല,രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍ ഇടതിനും ബി ജെ പിക്കും പ്രാധാന്യം കൊടുത്ത് വെള്ളാപ്പള്ളി നടേശന്‍റെ രജതജൂബിലി ആഘോഷം; യു ഡി എഫിനെ തഴഞ്ഞ് എന്നും ഭരിക്കുന്ന കക്ഷികളോടൊപ്പം കൂട്ടുചേരുന്ന വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാവുന്നു വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗണ്‍ഷുഗര്‍ നല്‍കാനെത്തി കരുനാഗപ്പള്ളി സ്വദേശി പിടിയില്‍ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്. ' ജിഹാദ്' എന്ന വാക്ക് ഉപേക്ഷിച്ചിരുന്നെങ്കില്‍ പാലാ ബിഷപ്പിന്റെ വാക്കുകള്‍ പ്രവചനമായേനെ നാര്‍ക്കോട്ടിക് ക്രിമിനലിസം' വര്‍ദ്ധിച്ചു വരുമ്പോള്‍ ബിഷപ്പിന്‍റെ മുന്നറിയിപ്പും ചര്‍ച്ചയാകുന്നു കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കൊവിഡ്, 5833 പേർ രോഗമുക്തി നേടി 'ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തു വീട്ടമ്മയുടെയും മകന്റെയും മരണത്തില്‍ സമീപവാസിയായ യുവാവ് അറസ്റ്റിൽ 'ഇത്തരം നിയമനങ്ങൾ സർക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകും മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഞാന്‍ ഒരു വര്‍ഷമായിട്ട് ആര്‍.എസ്.എസ് അല്ല,രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ല സന്ദീപിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍ വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗണ്‍ഷുഗര്‍ നല്‍കാനെത്തി കരുനാഗപ്പള്ളി സ്വദേശി പിടിയില്‍ സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും; സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ആരാധനയും അള്‍ത്താരയും വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്; പാലാ ബിഷപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് 'യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതി വിവാദങ്ങളില്‍ ഭയന്ന് പിന്നോട്ടില്ല, പിജി സിലബസ് പിന്‍വലിക്കില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കുടക് പുഷ്പഗിരിയില്‍ നീല വസന്തം മൂടല്‍ മഞ്ഞിന്റെ നാട്ടില്‍ നീലക്കുറിഞ്ഞി പൂത്തു. എനിക്ക് അവാര്‍ഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ.പക്ഷെ കുടുംബം പോറ്റണം: സര്‍ക്കാരിനെ വിമര്‍ശിച്ചു ഹരീഷ് പേരടി സ്വതന്ത്ര ഇൻഡൃയുടെ എഴുപത്തിയഞ്ച് വർഷത്തെ പുരോഗതി നമ്മുടെ കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമാണെന്ന് മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടി ലോസ് ആഞ്ചലസ്: യു.എസ് കോണ്‍ഗ്രസിലേക്ക് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ രണ്ട് അവിടെ പണ്ടൊക്കെ ഞാൻ ചെല്ലുമ്പോൾ കൂട്ടുകാരൻ പറയും ടാ എവിടായിരുന്നു എത്ര നേരമായി കാത്തിരിക്കുന്നു എന്നാ പണിയാടാ നീ കാണിച്ചത് കട്ട പോസ്റ്റ്‌ ആക്കി എന്നെ. ഇന്ന് ആ ചോദ്യങ്ങൾ ഒന്നുമില്ല, കയറി ചെന്ന് ബെൽ അടിച്ചു. പണ്ടൊക്കെ ഒന്നും പറയാതെ കയറി ഇറങ്ങിയ വീടാണ് അവന്റേതെന്നോ എന്റേതെന്നോ ഒരു വ്യത്യാസവും ഇല്ല. അകത്ത് നിന്നും അവന്റെ അമ്മ വന്നു എന്നെ കണ്ടപ്പോഴേക്കും ഒരു കണ്ണുനീർ നനവോടെ അകത്തേക്ക് വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു കുടിക്കാൻ എന്തെങ്കിലും എടുക്കാൻ അകത്തേക്ക് പോയി. ചുവരിൽ ഞങ്ങളൊന്നിച്ചുള്ള ആ ഫോട്ടോസ് ഇന്നലകളിലേക്ക് എന്നെ കൂട്ടികൊണ്ട് പോയി. വാതിൽ തുറന്നു, അവന്റെ സാധങ്ങൾ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു, തൂക്കിയിട്ടിരിക്കുന്ന ഷർട്ടുകളിൽ എന്റെയും ഉണ്ട് അന്നൊക്കെ ഞങ്ങൾ അങ്ങനായിരുന്നു. പരസ്പരം ഷർട്ടും പാന്റും ഷൂസുമൊക്ക ഷെയർ ചെയ്യുമായിരുന്നു, അതൊക്കെ നോക്കി നിൽക്കുമ്പോൾ അവന്റെ അമ്മ വെള്ളവുമായി വന്നു. മോനെ വെള്ളം ആ വിളിയാണ് എന്നെ ആ പഴയ കാലത്തിൽ നിന്നും തിരിച്ചു കൊണ്ട് വന്നത്. വെള്ളം വാങ്ങി ഒറ്റ വലിക്ക് അങ്ങ് കുടിച്ചു , അത് പറയുമ്പോൾ രണ്ടുപേരും കരയുകയാണ് കണ്ണ് നീര് കവിളിൽ കൂടി താഴേക്കു പതിക്കുകയാണ്. അന്ന് എന്റെ അമിത വേഗതയായിരുന്നു എല്ലാത്തിനും കാരണം ആ ന്യൂ ഇയർ രാത്രി, അവനെയും പിറകിലിരുത്തി വലിയ വേഗതയിൽ പാഞ്ഞപ്പോൾ ഞാനൊരിക്കലും കരുതിയില്ല അവനെ ഞാനായിട്ട് നഷ്ട്ടപെടുത്തുമെന്ന്, പോസ്റ്റിലിടിച്ചു റോഡിലേക്ക് തെറിച്ചു വീണ ഞങ്ങളെ ആരൊക്കയോ ഹോസ്പിറ്റലിൽ കൊണ്ട് പോയി എനിക്ക് ഓർമ വരുമ്പോഴേക്കും എന്റെ കൂട്ടുകാരൻ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു. എനിക്ക് അമ്മയെ ഫേസ് ചെയ്യാൻ കഴിയുമായിരുന്നില്ല അതാണ് ഞാൻ ഇത്രെയും നാളായി ഇവിടെ വരാഞ്ഞത് ഇതും പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു, അവിടെ നിന്നും വിടപറയുമ്പോൾ പിറകിൽ ആരോ പറയുംപോലെ. നീ ബൈക്ക് പായിപ്പിക്കുമ്പോൾ നിന്റെ പിറകിൽ ഇരിക്കുന്നവരെ കുറിച്ച് കൂടി ആലോചിക്കണം, കാരണം നീ കാരണം ഒരു കുടുബത്തിന്റെ അത്താണി ഇല്ലാതാകരുത്, നമ്മൾ നന്നായി വാഹനം ഓടിക്കുന്നവർ ആണെങ്കിലും നമ്മുടെ വാഹനത്തിൽ ഇരിക്കുന്നവരുടെ സുരക്ഷയ്ക്ക് ആണ് ആദ്യം പരിഗണന കൊടുക്കേണ്ടത്, അവരെ പരിഭ്രാന്തരാക്കരുത്, ഞാൻ കാരണം ഒരു ജീവനും റോഡിൽ പൊലിയുകയില്ല എന്ന് ഓരോരുത്തരും ചിന്തിച്ചാൽ തന്നെ ഒരുപാട് അപകടങ്ങൾ കുറയും, നമ്മളെപ്പോലെ അവരെയും കാത്തു ആരൊക്കയോ ഉണ്ട്. Previous articleപഠിക്കുന്ന കാലം തൊട്ടു നീയെന്നെ കൊതിപ്പിച്ചു കൊണ്ടിരിക്കയാ ജാനി… Next articleഒരു ഞെട്ടലോടെ ഭയത്തോടെ പിറകിലേക്ക് മാറിയതും… അരികിൽ ഇരുന്ന കസേരയിൽ തട്ടി അവൾ താഴെ ഇരുന്നു… അവളുടെ ആ ചോദ്യം കേട്ട് ബാലു ചെറുതായി ഒന്ന് ഞെട്ടി. അപ്പോളാണ് അവനും ചിന്തിച്ചതു എല്ലാത്തിനും തുടക്കം അവിടെന്നു ആയിരുന്നല്ലോ എന്ന്…part-5 ” അച്ഛാ ഞാൻ പോകുവാണ്… കൂട്ടുകാർക്കു മുന്നിൽ നാണം കേട്ട് ജീവിക്കാൻ എനിക്ക് ഇനിയും കഴിയില്ല അവർക്കുമുണ്ട് അച്ഛൻ മക്കളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരച്ഛൻ … ഇനി എനിക്ക് ഒരു ജന്മമുണ്ടെങ്കിൽ തന്റെ കൈയിൽ ഉണ്ടായിരുന്ന ബിയർ ഒറ്റ വലിക്കു അകത്താക്കി. ഒഴിഞ്ഞ കുപ്പി കുപ്പതോട്ടിയിലേക്ക് എറിഞ്ഞു… ഇതേ പോലെ ലിലിയാനെയും വലിച്ചെറിയണം എന്നോർത്ത് തിരിഞ്ഞതും അവൻ കാണുന്നത് ഒരു മാലാഖയേ പോലെ വസ്ത്രമണിഞ്ഞ ലിലിയാനെ Horoscope Today May 22, 2021: ഏറ്റവും വിദൂര ഗ്രഹമായ പ്ലൂട്ടോ അതിന്റെ പഴയ തന്ത്രങ്ങളുമായി വരുകയാണ്. സമീപകാല ആഗോള പ്രക്ഷോഭങ്ങളിൽ രാശികളുടെ മാറ്റം കാരണമായിട്ടുണ്ട്. മിക്ക ജ്യോതിഷികളും പറയുന്നത്, ഭാവിയിൽ നാം കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരും വന്യമായ സ്വപ്നങ്ങളിൽ പെടാത്തവരുമായിരിക്കണം. ലോകത്തെ മികച്ച ഇടമാക്കി മാറ്റാൻ നമുക്ക് എന്ത് ചെയ്യാനാകുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) നിങ്ങൾക്ക് സ്വയം പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അതിനുള്ള സമയമാണിത്. സമയം ഒരുപാട് മുന്നിൽ ഇല്ലെങ്കിലും പ്രായോഗിക പദ്ധതികളുടെ വേഗത കുറക്കാൻ നിങ്ങള്‍ ആരംഭിക്കും. പങ്കാളികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ദീർഘകാല പദ്ധതികളെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സ് മാറുകയും ചെയ്യും. ഇടവം രാശി (ഏപ്രിൽ 21 – മേയ് 21) നക്ഷത്രങ്ങൾ നിങ്ങൾക്ക് തികച്ചും ലാഭകരമായാണ് കാണുന്നത്, ഒരിക്കലും അതിരുകടന്നല്ല. ഒരു ദിവസം ഷോപ്പിങ് ചെയ്യുന്നതാണോ പണം ലാഭിക്കുന്നതാണോ എന്നത് നിങ്ങൾക്ക് സംതൃപ്തി ലഭിക്കുന്ന കാലം വരെ പ്രാധാന്യം അർഹിക്കുന്നു. ഒരു ദിവസം നന്നായി ചിലവഴിച്ചതായി തോന്നുകയും ചെയ്യും. മിഥുനം രാശി (മേയ് 22 – ജൂൺ 21) സൂര്യൻ നിങ്ങളുടെ രാശിയിൽ ഒരു മാറ്റത്തിനായുള്ള രൂപീകരണത്തിൽ വിന്യസിക്കുന്നു. ഇത് നിങ്ങൾക്ക് സമാധാനവും അഭിനിവേശവും നൽകും. പക്ഷെ ഇത് ചെറിയ കാലയളവിൽ മാത്രമായിരിക്കും. സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനും പ്രണയത്തിൽ ആകുന്നതിനും അനുയോജ്യമായ സമയമാണ്. പക്ഷെ നിങ്ങളുടെ ശ്രമങ്ങൾ തുടരണം, അല്ലെങ്കിൽ അവസരങ്ങൾ അറിയാതെ പോകും. കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23) ഇത് വളരെ തിരക്കുള്ള സമയമായിരിക്കും. അതായത് വിശ്രമിക്കുമ്പോൾ പോലും നിങ്ങൾ സജീവമായി തുടരും. പതിവ് ജോലികൾ കൈകാര്യം ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ താൽപ്പര്യങ്ങൾക്കായുള്ള സമയവും ഊർജവും ഉണ്ടാകും. മികച്ച നേട്ടങ്ങൾക്കുള്ള കെൽപ്പുണ്ടെന്ന് നിങ്ങൾക്ക് സ്വയം അറിയാം. ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23) നിങ്ങളുടെ പൊതു നക്ഷത്രങ്ങൾ ശക്തമായിരിക്കുന്നു. ഇന്ന് ആനുകാലികമായ മറ്റൊരു കൂടിച്ചേരലുകൾ കൂടി അവർ സാധ്യമാക്കും. ഭാവനയുടെ അല്ലെങ്കിൽ നിഗൂഢതയുടെ സൂചനകൾ പ്രണയ ബന്ധത്തിൽ ഉത്സാഹം വർധിപ്പിക്കും. പക്ഷെ നിങ്ങൾക്ക് വേണ്ടത് വൈവിധ്യമാണ്. കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23) തൊഴിൽപരമായ പ്രതീക്ഷകൾ ഉയർന്നാണെങ്കിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാന്‍ ഇതിലും നല്ല ദിവസം ഇല്ല. നിങ്ങളുടെ അഭിലാഷങ്ങൾ തൊഴിൽപരമോ വ്യക്തിപരമോ ആണെങ്കിലും നിങ്ങൾ എല്ലാ മേഖലയിലും മുന്നോട്ട് വരണം. സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കാം. സാമൂഹിക-സന്നദ്ധത പ്രവർത്തനങ്ങളിൽ ശ്രെദ്ധ കേന്ദ്രികരിക്കുക. തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23) പ്രണയ പ്രതീക്ഷകൾ ലോകത്തെ ചുറ്റിപ്പറ്റി ആയിരിക്കും. നിങ്ങൾ മനുഷ്യരാശിയെ മുഴുവനായി സ്നേഹിക്കുന്നു, നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാൾ വളരെ അകലെ ആണെന്നും ഇതിന് അർത്ഥമുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്നിരിക്കുന്ന വ്യക്തിയും നിങ്ങളും തമ്മിൽ വലിയ അകലം ഉണ്ട്. വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22) പണവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ, എന്തിൽ നിന്ന് ഒക്കെ ഒഴിഞ്ഞ മാറാൻ ആകും ആകില്ല എന്നത് നിങ്ങളുടെ പക്കലുള്ള പണത്തെ ആശ്രയിച്ചിരിക്കുന്നു. പങ്കാളികളുമായി ബിസിനസ്സിൽ ഏർപ്പെടാൻ ഉചിതമായ സമയമാണിത്. ചുരുക്കി പറഞ്ഞാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നിങ്ങൾക് ആവശ്യം ഉള്ളതായിരിക്കാം. ധനു രാശി (നവംബർ 23 – ഡിസംബർ 22) നിങ്ങൾക്ക് പതിവിലും അല്പം കൂടുതൽ വൈകാരികത അനുഭവപ്പെടാം. പക്ഷേ നിങ്ങളുടെ കരുതലും അനുകമ്പയും നിറഞ്ഞ ഗുണങ്ങൾ പുറത്തെടുക്കാൻ ഇത് സഹായിക്കുന്നുവെങ്കിൽ നല്ലതാണ്. ഈ പ്രക്രിയ വ്യക്തിപരമായ തടസ്സങ്ങൾ തകർക്കാൻ സഹായിക്കും. എന്നിരുന്നാലും വിമർശനങ്ങളോട് വളരെയധികം സംവേദനക്ഷമത കാണിക്കാതിരിക്കുന്നതാണ് നല്ലത്. മകരം രാശി (ഡിസംബർ 23 – ജനുവരി 20) ഇന്ന് നിങ്ങൾ സ്വയം ചേർത്ത് നിർത്തും. മറ്റുള്ളവരുടെ ഒപ്പമാണെങ്കിൽ പോലും നിങ്ങൾ മറ്റ് ചിന്തകളിൽ മുഴുകി ഇരിക്കുകയായിരിക്കും. ഒരു വിവാഹനിശ്ചയമെങ്കിലും റദ്ദാക്കുന്നത് നിങ്ങൾ പരിഗണിച്ചേക്കാം. എന്നാൽ ആരെയും നിരാശപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) ജീവിതത്തിലെ ഒരു സുപ്രധാന സമയത്തിന് ശേഷം നിങ്ങൾ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും ആശ്വാസവും ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുള്ള നിസ്സാര സംഭവങ്ങൾ ചിന്തിക്കാൻ ആവാത്ത വിധം ഭാവിയെ മാറ്റിമറിച്ചു. നല്ല സമയങ്ങളിൽ എങ്ങനെ ആയിരുന്നു എന്ന് നിങ്ങൾ കണ്ടെത്തും. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) നിങ്ങളുടെ ചില പ്രശ്നങ്ങളിൽ നിയമം ഉൾപ്പെട്ടതാകാം, ഒരുപക്ഷെ ധാർമിക ചോദ്യങ്ങളും. നിങ്ങളുടെ ഹൃദയത്തിന് ശെരിയെന്നു തോന്നുന്നത് ചെയ്യുന്നത് പ്രധാനമാണ്. നിങ്ങൾ നിങ്ങളുടെ പരമാവധി നൽകുമ്പോൾ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കാൻ ബാധ്യസ്ഥരാണ്. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു മഞ്ഞുകാലത്ത് മുടി കൊഴിച്ചിൽ ഒഴിവാക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം ISL 2021/22: East Bengal vs FC Goa- ഗോവയ്ക്ക് ആദ്യ ജയം, മൂന്നാം തോൽവിയുമായി ഈസ്റ്റ് ബംഗാൾ വാട്സ്ആപ്പ്: വ്യക്തിഗത ചാറ്റിലേക്ക് ഒന്നിലധികം പേര്‍ക്ക് ഒരേ സമയം സന്ദേശം അയക്കാം മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയിലേക്ക്; അടിയന്തര ഇടപെടല്‍ ആവശ്യം കർഷക സമരം: ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാർ; അന്തിമ തീരുമാനം നാളെയെന്ന് എസ്കെഎം ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ ഹാര്‍ദിക് മുംബൈയില്‍; വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല വിമാനത്താവളങ്ങളിലെ ആർടി-പിസിആർ നിരക്ക് കുറയും; റവന്യൂ വിഹിതം ഒഴിവാക്കാൻ നിർദേശിച്ച് എയർപോർട്ട് അതോറിറ്റി ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും ക്യാരറ്റും മുട്ടയും ഇനി ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ ക്യാരറ്റും മുട്ടയും വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ ഒരിക്കൽ ഉണ്ടാക്കിയാൽ വിണ്ടും വീണ്ടും കഴിക്കാൻ തോന്നും. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ക്യാരറ്റും മുട്ടയും കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള മധുരത്തിന്റെ റെസിപ്പിയാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന സോഫ്റ്റായ ഈ മധുര പലഹാരം എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം മീഡിയം വലിപ്പത്തിലുള്ള 2 ക്യാരറ്റ് കഴുകി തൊലിയെല്ലാം കളഞ്ഞ് വൃത്തിയാക്കി ഒരു ബൗളിലേക്ക് ഗ്രേറ്ററിൽ നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് നെയ്യ് ചേർത്ത് ചൂടാക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ആ പാനിലേക്ക് 3 tbsp റവ നെയ്യിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കികൊടുക്കുക. അതിനുശേഷം അതിലേക്ക് നേരത്തെ ഗ്രേറ്റ് ചെയ്തു വച്ചിട്ടുള്ള ക്യാരറ്റ് ചേർത്തുകൊടുക്കാവുന്നതാണ്. ഏകദേശം 2 മിനിറ്റോളം ഇത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്തു കൊടുക്കുക. ഇവിടെ 4 tbsp പഞ്ചസാര ചേർത്തിട്ടുണ്ട്. ഇത് ഉരുകിവരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി ഒരു ബൗളിലേക്ക് 4 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 1 tbsp പഞ്ചസാര, 1 നുള്ള് ഉപ്പ്, 2 tbsp പാൽ, 3 ഏലക്കായ എന്നിവ ചേർത്ത് എല്ലാംകൂടി നല്ലപോലെ മിക്സ് ഒന്ന് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് തയ്യാറാക്കിയ ക്യാരറ്റിന്റെ മിക്സ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി ഇത് നെയ്യ് പുരട്ടിയ ഒരു ചൂടായ പാനിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് മൂടിവെച്ച് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം ഫ്രൈ ചെയ്‌ത അണ്ടിപരിപ്പും മുന്തിരിയും ഇട്ടു കൊടുക്കാവുന്നതാണ്. Video credit: Ladies planet By Ramshi എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. തുണികൾ മടക്കാൻ ഇത്രയേറെ സൂത്രങ്ങളോ തുണികൾ മടക്കി വെക്കാൻ 30 അടിപൊളി സൂത്രങ്ങൾ; ഓടിപ്പോയി മടക്കി വെക്കൂ.. അമ്മയുടെ വേർപാടിന് ശേഷം ആദ്യമായി ജൂഹി ക്യാമറക്ക് മുന്നിൽ എത്തി; കൂടെ ഉപ്പും മുളകും താരങ്ങളും വീഡിയോ വൈറൽ ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടുമായി വിജിലന്‍സ് വീണ്ടും രംഗത്ത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. മാണിക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന നിലപാടു തന്നെയാണ് പുതിയ റിപ്പോര്‍ട്ടിലുമുള്ളത്. കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയില്‍ കൃത്രിമമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. Home Kasargod ചെർക്കളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും നാട്ടുകാർ പിടികൂടിയ ഉപ്പള മഞ്ചേശ്വരം സ്വദേശികൾ നിരവധി കവർച്ച കേസുകളിൽ പ്രതികളായവർ; പിടിയിലായത് എ ടി എം തകർത്ത് കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെയെന്ന് സംശയം ചെർക്കളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും നാട്ടുകാർ പിടികൂടിയ ഉപ്പള മഞ്ചേശ്വരം സ്വദേശികൾ നിരവധി കവർച്ച കേസുകളിൽ പ്രതികളായവർ; പിടിയിലായത് എ ടി എം തകർത്ത് കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെയെന്ന് സംശയം പ്രതികൾ എത്തിയത് ചെർക്കളയിലെ കാനറ ബാങ്ക് എടിഎം തകർക്കാൻ ലക്ഷ്യമിട്ടെന്ന് സൂചന. നാട്ടുകാരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അബ്ദുൽ റൗഫിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കു വിവരമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ബംബ്രാണയിലെ സഹോദരങ്ങൾ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം മുങ്ങി മരിച്ചു കാസർകോട്:കാസർകോട്ട് മധ്യവയസ്കനെ ആൾക്കൂട്ടം തല്ലിക്കൊന്നു.ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത് ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു . ബദിയടുക്ക (True News, April 13, 2021 ബദിയടുക്കയിൽ ബൈക്കപകടത്തിൽ പതിമൂന്നുകാരൻ മരണപ്പെട്ടു. പെരഡാല മൂക്കംപാറയിലെ റിങ് ഹമീദിന്റെ മകൻ സാഹ കൊച്ചി -മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു കൊച്ചി -മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു പൈപ്പ്‌ലൈന്‍ കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് പ്രധാനമന്ത്രി നീല സമ്പദ് വ്യവസ്ഥ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രധാന സ്രോതസ്സാകുമെന്ന് പ്രധാനമന്ത്രി കൊച്ചി- മംഗളൂരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് (One Nation One Gas Grid) രൂപീകരിക്കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണിത്. കേരള, കര്‍ണാടക ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ കേരളവും കര്‍ണാടകവും തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്ന ഇന്നത്തെ ദിനം ഇരു സംസ്ഥാനങ്ങള്‍ക്കും ഒരു നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് പൈപ്പ്‌ലൈന്‍ പ്രധാന പങ്ക് വഹിക്കും. സ്വയംപര്യാപ്ത ഇന്ത്യയ്ക്കായി വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥ വികസിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു വാതക ഗ്രിഡ് എന്ന ഗവണ്‍മെന്റ് നയത്തിന് പിന്നിലെ ലക്ഷ്യം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൈപ്പ്ലൈന്‍ ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്നും, സംരംഭകരുടെ ചെലവ് കുറയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പല നഗരങ്ങളിലെയും വാതക വിതരണ സംവിധാനത്തിന് അടിസ്ഥാന സ്രോതസ്സായി ഈ പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കുo. മംഗളൂരു റിഫൈനറിക്ക്് ആവശ്യമായ ശുദ്ധ ഊര്‍ജ്ജം ഈ പൈപ്പ്‌ലൈനിലൂടെ ലഭ്യമാകും. ഇരു സംസ്ഥാനങ്ങളിലെയും അന്തരീക്ഷ മലിനീകരണം കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കുറയുന്നത് ആയിരക്കണക്കിന് മരങ്ങള്‍ നടുന്നതിന് തുല്യമാണെന്നുംഅതിലൂടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ആരോഗ്യ ചെലവ് കുറയുകയും ചെയ്യും- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കണക്ടിവിറ്റിക്കും ശുദ്ധ ഊര്‍ജ്ജത്തിനും പ്രാധാന്യം നല്‍കുന്ന രാജ്യത്തിനായിരിക്കും പുരോഗതി എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കണക്റ്റിവിറ്റി രംഗത്ത്, മുമ്പെങ്ങുമില്ലാത്തവിധം വേഗത കൈവരിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 2014 ന് മുന്‍പുള്ള 27 വര്‍ഷങ്ങളില്‍ 15,000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്‌ലൈനാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് 16,000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും അഞ്ച്, ആറ് വര്‍ഷങ്ങള്‍കൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സി.എന്‍.ജി വാതക സ്റ്റേഷനുകള്‍, എല്‍.പി.ജി കണക്ഷനുകള്‍, പി.എന്‍.ജി കണക്ഷന്‍ എന്നിവ ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്തവിധം നല്‍കി. ഇതിലൂടെ മണ്ണെണ്ണയുടെ ക്ഷാമം പരിഹരിച്ചി, പല സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും മണ്ണെണ്ണയുടെ ഉപയോഗത്തില്‍ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കണക്ടിവിറ്റിക്കും ശുദ്ധ ഊര്‍ജ്ജത്തിനും പ്രാധാന്യം നല്‍കുന്ന രാജ്യത്തിനായിരിക്കും പുരോഗതി എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കണക്റ്റിവിറ്റി രംഗത്ത്, മുമ്പെങ്ങുമില്ലാത്തവിധം വേഗത കൈവരിച്ചിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 2014 ന് മുന്‍പുള്ള 27 വര്‍ഷങ്ങളില്‍ 15,000 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്‌ലൈനാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇന്ന് 16,000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും അഞ്ച്, ആറ് വര്‍ഷങ്ങള്‍കൊണ്ട് ഇത് പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.സി.എന്‍.ജി വാതക സ്റ്റേഷനുകള്‍, എല്‍.പി.ജി കണക്ഷനുകള്‍, പി.എന്‍.ജി കണക്ഷന്‍ എന്നിവ ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്തവിധം നല്‍കി. ഇതിലൂടെ മണ്ണെണ്ണയുടെ ക്ഷാമം പരിഹരിച്ചി, പല സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും മണ്ണെണ്ണയുടെ ഉപയോഗത്തില്‍ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കുകയും ചെയ്തു. 2014 മുതല്‍ എണ്ണ- പ്രകൃതിവാതക മേഖലയില്‍ പര്യവേക്ഷണം, നിര്‍മ്മാണ, ഉല്‍പാദനം, വിപണനം, വിതരണം എന്നിവയില്‍ നിരവധി പരിഷ്‌കരണങ്ങള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രം ഒരു വാതക ഗ്രിഡ് പദ്ധതി ലക്ഷ്യം സാക്ഷാത്കരിക്കാനും വാതകാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്ക് മാറാനും ഗവണ്‍മെന്റ് പദ്ധതിയിടുന്നതായി പ്രധാനമന്ത്രി പ്രറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ ശേഖരത്തില്‍ പ്രകൃതിവാതകത്തിന്റെ വിഹിതം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്താന്‍ ഗവണ്‍മെന്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം ന്യൂഡെല്‍ഹി: മുത്ത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആലോചിക്കുന്നു. മുസ്ലിം സമുദായത്തിനിടയിലുള്ള മുത്ത്വലാഖ് നിരോധിക്കാനുള്ള നിയമനിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ നായിഡു. ഹിന്ദു പുരാതന വിശ്വാസങ്ങളായ ശൈശവ വിവാഹം, സതി, സ്ത്രീധനം എന്നിവ നിരോധിച്ചത് പോലെ മുത്ത്വലാഖും നിരോധിക്കുമെന്നാണ് നായിഡു വ്യക്തമാക്കിയത്. മുസ്ലിം വ്യക്തി നിയമത്തില്‍ ഇടപെടുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. മറിച്ച് മുസ്ലിംഗങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി. ഇത്തരം നടപടികള്‍ മുസ്ലിം സമുദായം തന്നെ മാറ്റുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രശ്‌നമുണ്ടാവുകയും ഇത് നിരോധിക്കാനായി നിയമം കൊണ്ടുവരേണ്ടതും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത് ആരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല. എല്ലാ സ്ത്രീകള്‍ക്കും തുല്യ അവകാശങ്ങളുണ്ട്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണ് നായിഡു കൂട്ടിച്ചേര്‍ത്തു. തടവു ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി 'ദൈവകോപം' തീര്‍ക്കാന്‍ രായ്ക്കുരാമാനം കുളം വറ്റിച്ച് ഒരു ഗ്രാമം triple talaq central govt മുത്ത്വലാഖ് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) യു.എ.ഇയിൽ 6 മാസത്തെ മൾടിപ്പിൾ എൻട്രി വിസ അനുവദിച്ചു അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം കേൾക്കാൻ ആയിരങ്ങൾ എത്തും സെഹയുടെ എല്ലാ ഡ്രൈവ്-ത്രൂ സെന്ററുകളും ദേശീയ ദിന അവധി ദിനങ്ങളിൽ തുറന്നിരിക്കും. യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു യുഎഇയിൽ ഇന്ന് 65 പുതിയ കോവിഡ് കേസുകളും 77 പേർക്ക് രോഗമുക്‌തിയും ഒരു മരണവും യുഎഇയുടെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി ദേശീയ ദിന ആശംസകൾ നേർന്ന് എം.എ. യൂസഫലി യുഎഇയുടെ 50-ാമത് ദേശീയ ദിന അവധി ദിനങ്ങൾ അബുദാബിയിൽ ഡാർബ് ടോൾ സൗജന്യം. യുഎഇയുടെ 50-ാമത് ദേശീയ ദിനം ഷാർജയിലും അബുദാബിയിലും സൗജന്യ പാർക്കിംഗ് സെഹയുടെ എല്ലാ ഡ്രൈവ്-ത്രൂ സെന്ററുകളും ദേശീയ ദിന അവധി ദിനങ്ങളിൽ തുറന്നിരിക്കും. 2021-11-30 യുഎഇയുടെ ദേശീയ ദിനത്തിൽ എക്സ്പോയിലേക്ക് എല്ലാവർക്കും സൗജന്യപ്രവേശനം 2021-11-30 യു എ ഇ യിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നു 2021-11-30 കേരളത്തിൽ വാക്സിന്‍ എടുക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ വാർഡ് തലത്തിൽ ക്യാംപെയിനും 2021-11-30 കൊന്നപ്പാറ: ഇന്ത്യൻ വോളിബോൾ ടിം ക്യാപ്റ്റനായി പെന്തക്കോസ്ത് യുവാവ് ജോബിൻ തിരഞ്ഞെടുക്കപ്പെട്ടു .ഇന്ത്യൻ വോളിബോൾ ടീമിന്റെ (അണ്ടർ 17) ക്യാപ്റ്റനായി ഇറാനിലേക്ക് പോകുന്ന ജോബിൻ കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാംമാണ് പെന്തക്കോസ്തു സമുഹത്തിനെ ഏറെ അഭിമാനമാണ് ഈ നേട്ടം. സഭയൂടെ സജീവ അംഗമായ ജോബിൻ സഭയിലെ പ്രാരംഭകാല കുടുംബങ്ങളിൽ ഒന്നായ മരുതുരേത്ത് ബിനു വർഗ്ഗീസിന്റെ മകൻ ആണ്. ഗസ്വാലി ഇമാം പറയുന്നു: ആരെങ്കിലും ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ആ കാര്യത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യത്തെ കുറിച്ചും എടുത്തു പറയും. അപ്പോള്‍ അല്ലാഹുവിനോട് സ്നേഹമുണ്ടെന്നതിനുള്ള തെളിവുകള്‍: അവന് ദിക്ര്‍ ചൊല്ലലും അവന്റെ കലാമാകുന്ന ഖുര്‍ആനിനെയും അവന്റെ റസൂല്‍(സ്വ)യെയും ഇഷ്ടപ്പെടലും നബി(സ്വ)യിലേക്ക് ചേര്‍ക്കപ്പെടുന്ന എല്ലാവരെയും ഇഷ്ടപ്പെടലാണ്. കാരണം, ഒരാള്‍ മറ്റൊരാളെ സ്നേഹിച്ചാല്‍ അയാളുടെ നാട്ടിലുള്ള നായയെ പോലും സ്നേഹിക്കും. അപ്പോള്‍ ഒരാളോട് ശക്തമായ സ്നേഹമുണ്ടായാല്‍ സ്നേഹിതനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സ്നേഹമുണ്ടാകും(ഇഹ്‌യാ ഉലൂമിദ്ധീന്‍ നബി(സ്വ)യോട് സ്നേഹമുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മഹാനായ ഖാളി ഇയാള് തന്റെ ‘അശ്ശിഫ’ എന്ന് കിതാബില്‍ രേഖപ്പെടുത്തിയ ദീര്‍ഘമായ കാര്യങ്ങളില്‍ നിന്ന് ചില കാര്യങ്ങളെ പരിചയപ്പെടാം. 1. നബി(സ്വ)യോട് പിന്‍പറ്റുകയും അവിടുത്തെ സുന്നത്തിനെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും അവിടുത്തെ വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും പിന്‍പറ്റുകയും അവിടുത്തെ കല്‍പ്പനകളെ പ്രവര്‍ത്തിക്കുകയും വിരോധനകളെ വെടിയുകയും സന്തോഷ സന്താപ ഘട്ടങ്ങളിലൊക്കെയും അവിടുത്തെ അദബുകളെ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു തആല ഖുര്‍ആനില്‍ പറഞ്ഞല്ലോ നബിയെ നിങ്ങള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക, എന്നാല്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും. 2. സ്വന്തം നഫ്സിന്റെ ഇച്ഛകളേക്കാള്‍ നബി(സ്വ) കൊണ്ടുവന്നതിനെ തെരഞ്ഞെടുക്കുക. 3. ഏതെങ്കിലും വ്യക്തികളോട് കോപമുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ പൊരുത്തത്തില്‍ മാത്രമാവുക. അനസ് ബ്നു മാലിക് (റ) പറയുന്നു, നബി(സ്വ) എന്നോട് പറഞ്ഞു: ഓ, കുഞ്ഞുമോനെ, നിന്റെ ഖല്‍ബില്‍ ഒരാളോടും വിദ്വേശമില്ലാതെ നിനക്ക് നേരം വെളുപ്പിക്കാനും വൈകുന്നേരമാക്കാനും കഴിയുമെങ്കില്‍ നീ അങ്ങനെ ചെയ്യണേ ശേഷം നബി(സ്വ ഓ..കുഞ്ഞ് മോനെ, അത് എന്റെ സുന്നത്തില്‍ പെട്ടതാണ്. ആരെങ്കിലും എന്റെ സുന്നത്തിനെ ജീവിപ്പിച്ചാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടവനായി ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ എന്നോട് കൂടെ അവന്‍ സ്വര്‍ഗത്തില്‍ ഉണ്ടാകും. 4. നബി തങ്ങളെ പറയലിനെ അധികരിപ്പിക്കുക 6. അവിടുത്തെ കൂടുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് നല്ല ആദരവ് കാണിക്കും. അവിടുത്തെ പേര് കേള്‍ക്കുമ്പോള്‍ ഭയക്തിയുണ്ടാകുക. 7. നബി തങ്ങളുടെ കാരണമായി ഉണ്ടായിത്തീര്‍ന്നവരോട് പ്രിയം വെക്കുകയും(അഹ്‌ലുബൈത്ത്, സ്വഹാബികള്‍ അവരെ എതിര്‍ക്കുന്നവരോട് കോപം വെക്കുകയും ചെയ്യുക. 8. അവിടുന്ന് കൊണ്ട് വന്ന ഖുര്‍ആനിനെ പ്രിയം വെക്കുക 9. ഉമ്മത്തിനോട് കൃപയുണ്ടാകുക, അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുക, അവരുടെ വിഷയങ്ങള്‍ക്ക് ഓടി നടക്കുക, അവര്‍ക്കു വരുന്ന ബുദ്ധിമുട്ടുകളെ തടക്കുക. കാരണം നബി(സ്വ)ഉമ്മത്തിന് നല്ല കാരുണ്യം ചെയ്യുന്നവരായിരുന്നു ഈ പറയുന്ന വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ അവന് പരിപൂര്‍ണ്ണ മഹബ്ബത്ത് ഉണ്ടായി. അതല്ല ഇതില്‍ നിന്നു കുറച്ചുണ്ടായാല്‍ അവന്റെ മഹബ്ബത്ത് കുറഞ്ഞന്നെ വരികയുള്ളൂ അല്ലാതെ മഹബ്ബത്തില്ലാ എന്ന് പറയാന്‍ പറ്റുകയില്ല(അശ്ശിഫ). ഫാറൂഖ് കോളേജില്‍ പഠിക്കവെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികരിച്ചതിനും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും മാനേജ്മെന്റ് ദിനുവിനെ സസ്പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയാവുകയും പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയുമുണ്ടായി. സാമൂഹികപ്രവര്‍ത്തകന്‍. കോഴിക്കോട് ഫാറൂഖ് കോളേജില്‍ പഠിക്കവെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതികരിച്ചതിനും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനും മാനേജ്മെന്റ് ദിനുവിനെ സസ്പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയാവുകയും പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുകയുമുണ്ടായി. മാനേജ്മെന്റ് വിധിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേവാങ്ങി പഠനം തുടര്‍ന്നു. ദിശ കേരളയുടെ സ്ഥാപകന്‍. 2017 ലെ കെ വി അനൂപ് കലാലയ പുരസ്‌കാരം ദിനുവിനായിരുന്നു. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. പൊന്മുടി, മങ്കയം, പേപ്പാറ, വാഴ്വാന്തോല്‍, ശംഖിലി, വരയാട്ടുമുടി, വേളി, ശംഖുംമുഖം, കോവളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാരെല്ലാം ദുരിതത്തിലാണ്. നെടുമങ്ങാട്: കോവിഡിന്റെ രണ്ടാംവരവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് വീണ്ടും ലോക്കു വീണു. ഇതോടെ ഇവിടെ പണിയെടുത്തിരുന്ന താത്കാലിക ജീവനക്കാരുടെ ജീവിതം പട്ടിണിയിലായി. പകരം ചെയ്യാന്‍ തൊഴിലുകളൊന്നുമില്ലാത്ത മേഖലകളിലൊന്നാണ് ടൂറിസം കേന്ദ്രങ്ങളിലെ ജോലി. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ 3000-ത്തിലധികം കരാര്‍ തൊഴിലാളികള്‍ക്കാണ് ജീവിതത്തിന്റെ പച്ചപ്പുനഷ്ടമായത്. വേളി, ചൊവ്വര തുടങ്ങിയ തീരങ്ങള്‍ മാത്രമല്ല, പൊന്മുടി, ശംഖിലി ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് ടൂറിസം കേന്ദ്രങ്ങള്‍ക്കും പൂട്ടുവീണു. ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി. പൊന്മുടി, മങ്കയം, പേപ്പാറ, വാഴ്വാന്തോല്‍, ശംഖിലി, വരയാട്ടുമുടി, വേളി, ശംഖുംമുഖം, കോവളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാരെല്ലാം ദുരിതത്തിലാണ്. ആദ്യ കോവിഡ് കാലത്ത് ഒന്‍പതുമാസമാണ് ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നത്. പിന്നീട് ഡിസംബര്‍ അവസാനമാണ് വളരെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സന്ദര്‍ശകര്‍ക്കായി സൗന്ദര്യകേന്ദ്രങ്ങള്‍ തുറന്നുനല്‍കിയത്. നഷ്ടപ്പെട്ടുപോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് കോവിഡിന്റെ രണ്ടാംവ്യാപനത്തില്‍ വിനോദകേന്ദ്രങ്ങള്‍ക്ക് താഴുവീണത്. നിലവില്‍ സുരക്ഷയുടെ ഭാഗമായി പ്രതിമാസം ഒന്നോ, രണ്ടോ ദിവസത്തെ ജോലിയാണ് ജീവനക്കാര്‍ക്ക് കിട്ടുന്നത്. ശമ്പളമാകട്ടെ തുച്ഛവും. ഈ വരുമാനത്തില്‍ കുടുംബങ്ങള്‍ പോറ്റാനാകാതെ കഷ്ടപ്പെടുകയാണ് ഒരു വലിയ സമൂഹം. ടൂറിസം അനുബന്ധ ജോലികളില്‍നിന്നു വരുമാനം കണ്ടെത്തിയിരുന്ന കുടുംബങ്ങളും കഷ്ടപ്പെടുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, വനവിഭവ കച്ചവടക്കാര്‍, ഐസ്‌ക്രീം കച്ചവടക്കാര്‍ തുടങ്ങി എല്ലാമേഖലകളും സ്തംഭനത്തിലാണ്. കച്ചവടത്തിനിറങ്ങിയിട്ട് മാസം ഒന്നര കഴിയുന്നു. കടം പത്തിരട്ടിയായി. വരുമാനങ്ങളൊന്നുമില്ല. കഴിഞ്ഞ ലോക്ഡൗണിനുശേഷം കിട്ടാവുന്നിടത്തു നിന്നെല്ലാം വട്ടിപ്പലിശയ്ക്കു പണമെടുത്താണ് വീണ്ടും കടകള്‍ തുറന്നത്. അതാകട്ടെ ലോക്ഡൗണിലുമായി, ജീവിതം ട്രിപ്പിള്‍ക്കെണിയിലും. ഇനി പ്രതീക്ഷ തദ്ദേശീയ ടൂറിസത്തിലാണ്. വിനോദകേന്ദ്രങ്ങള്‍ സുരക്ഷിതമായി തുറന്നുകൊണ്ട് പ്രാദേശിക ടൂറിസം വികസിപ്പിക്കണം. ഇതിലൂടെ വരുമാനം കണ്ടെത്താനാകും. ഇതിനു മികച്ച ഉദാഹരണമാണ് പൊന്മുടി. പൊന്മുടി രണ്ടാമതു തുറന്നപ്പോള്‍ ഒരു കോവിഡ് രോഗിപോലുമില്ലാതെ പ്രതിദിനം ഒരുലക്ഷം രൂപയിലധികമാണ് വരുമാനമുണ്ടാക്കിയത്. പോലീസ്, ആരോഗ്യവകുപ്പ്, വനംവകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലായിരുന്നു ഈ നേട്ടത്തിനു കാരണം. യാത്രപോകാം ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്; പുത്തന്‍ പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ് തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ഉള്‍നാടന്‍ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി സോവിയറ്റ് നാട് വായിച്ചപ്പോള്‍ മൊട്ടിട്ട മോഹം: യാത്രാഭ്രാന്തിനെക്കുറിച്ച് വിജയന്‍ചേട്ടന്‍ പറഞ്ഞത് ചേർത്തല ടു കൊച്ചി, ഭാര്യക്കൊപ്പം ചായവിറ്റ് ഉലകം ചുറ്റിയ വിജയന്‍ ലിറ്റില്‍ കൈറ്റ്‌സ് അഭിരുചി പരീക്ഷ 27ന് യാത്രപോകാം ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്; പുത്തന്‍ പദ്ധതിയുമായി വിനോദസഞ്ചാര വകുപ്പ് പുഴയും പുഴയോരവും കാഴ്ചകളാൽ സമൃദ്ധം, ടൂറിസം സാധ്യതകൾ മന്ത്രിക്ക് മുന്നിലെത്തിക്കാൻ കുറ്റ്യാടിക്കാർ നിയന്ത്രണം നീക്കുന്നു; ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സന്ദർശകരുടെ എണ്ണം കൂടുന്നു, ഇല്ലായ്മകളും; പ്രാഥമികകാര്യങ്ങൾക്കുള്ള സൗകര്യംപോലുമില്ലാതെ പൈതൽമല വരുന്നൂ റെയിൽവേയുടെ വിനോദസഞ്ചാര തീവണ്ടി, ഇനി ട്രെയിനിൽ ട്രിപ്പടിക്കാം സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി. വഖഫ് ബോർഡ് നിയനംമുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍ നടപ്പാക്കണം – അല്ലാത്ത പക്ഷം… പരീക്ഷാ ഭവനിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം വിവാദത്തിൽ- തീരുമാനം ഉടൻ… വിജയരാഘവന്‍ വെറുമൊരു സ്റ്റെപ്പിനി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ചെറിയാന്‍ ഫിലിപ്പ് – Veekshanam വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി പാർട്ടി വർത്തമാനം ഇടമുറിയാത്ത വീട്ടകത്ത് നിന്ന് മഹിളാ കോൺഗ്രസിന്റെ അമരത്തേക്ക്‌ സ്ത്രീപക്ഷ പോരാട്ടങ്ങളിൽ ജെബി ആളിക്കത്തും കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും വിജയരാഘവന്‍ വെറുമൊരു സ്റ്റെപ്പിനി സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ചെറിയാന്‍ ഫിലിപ്പ് തിരുവനന്തപുരം: സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ചെറിയാന്‍ ഫിലിപ്പ്. വിജയരാഘവന്‍ പാര്‍ട്ടിയുടെ സ്റ്റെപ്പിനിയാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. ‘സി.പി.എമ്മിന്റെ ആക്‌ടിംഗ് സെക്രട്ടറി പറഞ്ഞത് ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു ഏകനായി മടങ്ങിയെന്നാണ്. പത്ത് പ്രവര്‍ത്തകരുമായി നടക്കുന്ന ആളല്ല താന്‍. കോണ്‍ഗ്രസില്‍ നിന്ന് എന്നോടൊപ്പം രാജി വച്ചവരുണ്ട്, പക്ഷേ അവര്‍ സി.പി.എമ്മില്‍ ചേര്‍ന്നില്ല. എന്നോട് ആത്മാര്‍ത്ഥമായി സ്നേഹമുള്ള ആളുകള്‍ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്നു’, ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ‘എന്റെ പ്രവര്‍ത്തനം നിശബ്‌ദമായിരുന്നു. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനങ്ങള്‍ പലതും മൈക്കിന്റെ മുന്‍പില്‍ നടക്കുന്നതു മാത്രമല്ല. കരുണാകരന്‍ മത്സരിച്ച സമയത്ത് ഞാന്‍ പറഞ്ഞിരുന്നു ഞാന്‍ പറയാത്ത ഒരാളിനെ പോലും കാണരുതെന്ന്. അതുകൊണ്ടുകൂടിയാണ് അദ്ദേഹം ജയിച്ചത്. അത് ആരൊക്കെയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല. അതുപോലെ, സി.പി.എമ്മിലും ഞാന്‍ പല കാര്യങ്ങളും ചെയ്‌തിട്ടുണ്ട്. അത് പിണറായി വിജയനുമറിയാം. ഞാന്‍ ആരെയൊക്കെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ക്കറിയാം. അവര്‍ തന്നെയാണ് പറഞ്ഞത് നിങ്ങളോട് കാട്ടിയത് വഞ്ചനയാണെന്ന്. പിണറായി വിജയനെ സഹായിക്കണമെന്ന് പറഞ്ഞ് ഞാന്‍ പോയി കണ്ട വോട്ട് ബാങ്കുകളുണ്ട്, അവര്‍ പറഞ്ഞത് നിങ്ങള്‍ തിരിച്ച്‌ കോണ്‍ഗ്രസിലേക്ക് പോകണമെന്നാണ്’, ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. നോക്കുകൂലി ക്രിമിനല്‍ കുറ്റം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം: ഹൈക്കോടതി തലസ്ഥാന അതിർത്തികൾ തടയും കേന്ദ്ര സർക്കാരിന് താക്കീതുമായി കർഷക സംഘടനകൾ വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ കേരള സ്റ്റ്യൂഡന്‍സ് പൊലീസ് കേഡറ്റ് പങ്കുവെച്ചത് ബിജെപിയുടെ അനുശോചന പോസ്റ്റർ വിവാദമായതോടെ പിന്‍വലിച്ചു കൊച്ചി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള സ്റ്റ്യൂഡൻസ് പൊലീസ് കേഡറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത് മൊഫിയ പർവീൺ മരണം; പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി കൊച്ചി: ആലുവയിൽ നി‍യമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി ജനം ജലഭീതിയിൽ; സർക്കാർ നിസംഗതയിൽ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം മുല്ലപ്പെരിയാർ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാലിക്കുന്ന നിസംഗതയും അലസ മനോഭാവവും കേരളത്തിന്റെ താൽപര്യങ്ങളെ പൂർണമായും തകർക്കുന്നതാണ്. രണ്ട് ലോക്‌സഭാ മന്ത്രി വീണ വായിക്കുമ്പോൾ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം രണ്ടാം പിണറായി മന്ത്രിസഭയിൽ വീണാ ജോർജ് കയറിപ്പറ്റിയത് ലോട്ടറി അടിച്ചപോലെയായിരുന്നു. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും വഹിച്ച പദവിയിൽ അത്രയൊന്നും രാഷ്ട്രീയ അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം അതിർത്തി വിഷയത്തിൽ സമ്പൂർണ ചർച്ച വേണം: സോണിയ ഗാന്ധി ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി വിഷയത്തിൽ പാർലമെന്റിൽ പരിപൂർണമായ ചർച്ച വേണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വടക്കും വടക്കു കിഴക്കൻ മേഖലയിലെയും ലോകഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ്റെയും അൽ ഇബ്ത്തി സാമസെൻ്റെറിൻ്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ആചരണത്തിൻ്റെ ഭാഗമായി “ഉൾച്ചേർക്കലിൻ്റെ യുഎഇ സര്‍ക്കാര്‍ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് അബുദാബി: യുഎഇയിലെസര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 കേരള സാഹിത്യ അക്കാഡമി പുരസ്‌കാരസമർപ്പണം നാളെ തിരുവനന്തപുരത്ത് തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2020-ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരം ഭാരത് ഭവനിൽ ഡിസംബർ എട്ടിന് വൈകുന്നേരം നാലു മണിക്ക് സാംസ്‌കാരികവകുപ്പു മന്ത്രി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് ജാതിക്കൊല പെണ്‍കുട്ടിയുടെ സഹോദരന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന് ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പ് Gramajyothi News പ്രതീക്ഷകളുമായി റേഷന്‍കാര്‍ഡ് ഉടമകള്‍ – രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും കോഴിയിറച്ചി കൂടി വേണം ഹാന്‍സ് ലഭിക്കാത്തത് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നു- അഥിതി തൊഴിലാളികള്‍ സീറ്റ് തട്ടിത്തെറിപ്പിക്കപ്പെട്ടയുടന്‍ വാഴയ്ക്കന്റെ പോസ്റ്റ്‌: ‘പ്രിയ അനുജന്‍ ഡീനിന് ആശംസകള്‍’, പ്രസവമുറിയില്‍ കൂട്ട് പദ്ധതി; സംവിധാനവുമായി കേരള സര്‍ക്കാര്‍ ഷാറൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്; മയക്കുമരുന്ന് കേസില്‍ നടി അനന്യ പാണ്ഡെയും ചോദ്യം ചെയ്യും പ്രതീക്ഷകളുമായി റേഷന്‍കാര്‍ഡ് ഉടമകള്‍ – രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യും കോഴിയിറച്ചി കൂടി വേണം ഹാന്‍സ് ലഭിക്കാത്തത് മാനസിക വിഭ്രാന്തിയുണ്ടാക്കുന്നു- അഥിതി തൊഴിലാളികള്‍ ജാതിക്കൊല പെണ്‍കുട്ടിയുടെ സഹോദരന്‍ യൂത്ത് കോണ്‍ഗ്രസ് എന്ന് ഡി.വൈ.എഫ്.ഐ വാര്‍ത്താക്കുറിപ്പ് കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിച്ച്‌ ഡി.വൈ.എഫ്.ഐ. കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. നിയാസ് എന്ന ഇയാള്‍ നീനുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറുദീന്റെ മകനാണ്. ഇയാളടക്കം സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ ഡി.വൈ.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവര്‍ മുഖ്യപ്രതിയായ സഹോദരന്റെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യം കൊണ്ട് മാത്രമാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് നേതൃത്വം നല്‍കിയ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോ വിദേശത്ത് ജോലി തേടി പോകുന്നത് വരെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. വധുവിന്റെ പിതാവും കോണ്‍ഗ്രസ് അനുഭാവിയാണ്. പെണ്‍കുട്ടിയുടെ ഉമ്മയുടെ കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്ന് ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. കെവിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. പ്രണയവിവാഹത്തെ തുടര്‍ന്ന് കെവിന്‍ എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അപലപനീയവും സാംസ്‌കാരിക കേരളത്തിന് അപമാനവുമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണം. വീഴ്ചവരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണം. സംഭവത്തിനു ശേഷം ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണ്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നിയാസ് വധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനാണ്. ബന്ധു എന്ന നിലയിലാണ് ഇയാള്‍ ഈ കൃത്യത്തില്‍ പങ്കെടുത്തിരിക്കുന്നത്. സംഭവം അറിഞ്ഞയുടനെ ഡി.വൈ.എഫ്.ഐ ഇയാളെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇയാള്‍ക്കുപുറമെ മറ്റൊരു ബന്ധുവായ ഇഷാനെയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്തവരെല്ലാം വധുവിന്റെ ബന്ധുക്കള്‍ മാത്രമാണ്. സംഭവത്തിലെ പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്നു. ഇയാള്‍ വിദേശത്തേക്ക് ജോലി തേടി പോകുന്നതുവരെയും യൂത്ത് കോണ്‍ഗ്രസിന്റെ സജീവ നേതൃത്വത്തിലുണ്ടായിരുന്നു. വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്നത് രാഷ്ട്രീയ താല്‍പര്യം വച്ചുമാത്രമാണ്. വധുവിന്റെ പിതാവ് ചാക്കോയും പരമ്ബരാഗത കോണ്‍ഗ്രസ് അനുഭാവിയും പ്രവര്‍ത്തകനുമാണ്. വധുവിന്റെ ഉമ്മ രഹ്‌നയുടെ കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവികളാണ്. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം നടത്തിയ നീചമായ ഈ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ആരോപണമുയര്‍ത്തുന്നത് ഡി.വൈ.എഫ്.ഐ വിരോധം കൊണ്ടുമാത്രമാണ്. കോട്ടയത്ത് കെവിനും വധുവിനും സഹായമൊരുക്കിയത് ഡി.വൈ.എഫ്.ഐ കെവിന്‍ സി.പി.ഐ(എം) അനുഭാവി കുടുംബാംഗമാണ്. കെവിന്റെ പിതാവിന്റെ സഹോദരന്‍ ബൈജി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമാണ്. സ്റ്റേഷനില്‍ ഹാജരാകേണ്ട സമയത്ത് കെവിനും വധുവിനും സഹായമായി പ്രവര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐയുടെ ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീമോനും മുന്‍ ഡിവൈഎഫ്‌ഐ നേതാവും സി.പി.ഐ(എം) കുമാരനല്ലൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയുമായ പി.എം.സുരേഷുമാണ്. സ്റ്റേഷന് പുറത്തുവെച്ച്‌ വധുവിന്റെ പിതാവ് മകളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വലിച്ചിഴച്ച്‌ കാറില്‍ കയറ്റുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുകയും ഇവര്‍ക്കാവശ്യമായ സംരക്ഷണം നല്‍കാനും പ്രദേശത്തെ ഡി.വൈ.എഫ്.ഐ -സിപിഐ(എം) പ്രവര്‍ത്തകരായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടി ആഗ്രഹിക്കുന്ന പ്രകാരം കെവിന്റെ ബന്ധുക്കളുടെ വീട്ടിലേക്കോ ഹോസ്റ്റലിലേക്കോ മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. കെവിന്റെ ബന്ധുവും സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുമായ ബൈജിയുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. കെവിനെ തെന്മലയില്‍ നിന്നെത്തിയ ബന്ധുക്കള്‍ ബലമായി തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കെവിന്റെ അച്ഛന്‍, സി.പി.ഐ(എം) ഏറ്റുമാനൂര്‍ ഏര്യാ സെക്രട്ടറി കെ.എന്‍.വേണുഗോപാലിനൊപ്പം പോയാണ് പോലീസില്‍ പരാതി നല്‍കിയത്. അപ്പോഴും പോലീസ് സ്റ്റേഷനില്‍ ഇടപെടുന്നതിനും തുടര്‍ന്ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയശേഷം കെവിന്റെ തന്നെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനും ബൈജിയും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കളും തന്നെയാണ് സഹായവും നേതൃത്വവും നല്‍കിയത്. അക്രമിസംഘം വഴിയില്‍ ഉപേക്ഷിച്ച കെവിന്റെ ബന്ധു അനീഷിനെ സ്റ്റേഷനിലെത്തിച്ച്‌ മൊഴിനല്‍കിയതും സി.പി.ഐ(എം ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്. എസ്.ഐയുടെ ഭാഗത്തുനിന്ന് ആദ്യം മുതല്‍ തന്നെ അലംഭാവം നിറഞ്ഞ സമീപനം ഉണ്ടായിരുന്നതായി പ്രശ്‌നത്തില്‍ ഇടപെട്ട കോട്ടയത്തെ ഡിവൈഎഫ്‌ഐ നേതാക്കളും അഭിപ്രായപ്പെട്ടു. കോട്ടയത്തെ ഡി.വൈ.എഫ്.ഐയുടെ ഇടപെടലും ഇരകള്‍ക്ക് നല്‍കിയ സഹായവും ബോധപൂര്‍വ്വം തമസ്‌കരിക്കുകയും ബന്ധുവെന്ന നിലയില്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളുടെ ഡി.വൈ.എഫ്.ഐ ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നത് മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ എക്കാലവും യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ഡി.വൈ.എഫ്.ഐ. മതരഹിതവും ജാതിരഹിതവുമായ വിവാഹത്തിലൂടെ ഏറെ മാതൃകയായിട്ടുള്ളതും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിയമപരമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ഡി.വൈ.എഫ്.ഐയുടെ കടമയാണ്്. അതുകൊണ്ടുകൂടിയാണ് കോട്ടയത്ത് കെവിനും വധുവിനും ആവശ്യമായ എല്ലാ സഹായവും ഡി.വൈ.എഫ്.ഐ ചെയ്തുനല്‍കിയതും. എന്നിട്ടും ഡി.വൈ.എഫ്.ഐയെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ ഡി.വൈ.എഫ്.ഐയുടെ ചോര കൊതിക്കുന്നവര്‍ മാത്രമാണ്. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുന്നു. റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കു – ഹൈക്കോടതി ” ഏറെ വികാരനിര്‍ഭരമായിരുന്നു ആ പറിച്ചുനടീല്‍. അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്‍എ റിസല്‍ട്ട് വരും – ” പുത്തന്‍ ഉടുപ്പുകളണിയിച്ചാണ് ആ കുഞ്ഞിനെ ‘അമ്മയും അച്ഛനും:” യാത്രയാക്കിയത്, ” ജാതി സംവരണവും – സാമ്പത്തിക സംവരണവും ” LDF സര്‍ക്കാര്‍ കൈക്കൊണ്ടത് ശരിയായ രീതി – മുഖ്യമന്ത്രി ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു വസത്രത്തിന് പുറത്ത് മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ കോടതികൾക്ക് ഇടപെടാനാവില്ലെ സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് പ്രമുഖന്‍ ആര് – മിസ് കേരളയുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹത – ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് – ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ് പടക്കങ്ങളുമായി ഷാര്‍ജയിലേക്ക് വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയില്‍ മലയാളി പിടിയില്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ് ബ്രേക്കിംഗ് ന്യൂസ് SMS Alert ആയി ലഭിക്കുവാന്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യുക റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കു – ഹൈക്കോടതി ” ഏറെ വികാരനിര്‍ഭരമായിരുന്നു ആ പറിച്ചുനടീല്‍. അമ്മ അനുപമയാണോയെന്ന് രണ്ട ്ദിവസത്തിനുള്ള ഡിഎന്‍എ റിസല്‍ട്ട് വരും – ” പുത്തന്‍ ഉടുപ്പുകളണിയിച്ചാണ് ആ കുഞ്ഞിനെ ‘അമ്മയും അച്ഛനും:” യാത്രയാക്കിയത്, ” ജാതി സംവരണവും – സാമ്പത്തിക സംവരണവും ” LDF സര്‍ക്കാര്‍ കൈക്കൊണ്ടത് ശരിയായ രീതി – മുഖ്യമന്ത്രി ഫിജികാര്‍ട്ടിന്റെ 59-ാമത് ഫിജി സൂപ്പര്‍‌സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു വസത്രത്തിന് പുറത്ത് മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി സഹകരിച്ച് നടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്ത് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. എന്നാല്‍, തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് തീരുമാനം. ചര്‍ച്ചയ്ക്ക് സര്‍ക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. സമരത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യാഗാര്‍ഥികളെ ബോധ്യപ്പെടുത്തണമെന്നും സിപിഎം നിര്‍ദേശമുണ്ട്. ഉദ്യോഗാര്‍ഥികളുമായി ഉപാധികളില്ലാത്ത ചര്‍ച്ചയെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം രംഗത്ത് പുതുച്ചേരിയില്‍ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു സാന്ത്വനത്തിലെ ജയന്തിക്ക് വിവാഹം; വരൻ സംവിധായകൻ ആൽബി ഫ്രാൻസിസ്; വീഡിയോ കാണാം കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്; ട്രഷറി ഡയറക്ടറുടെ ഉത്തരവ് വ്യക്തി വൈരാഗ്യം; അയൽവാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; പ്രതി പോലീസ് പിടിയിൽ ബസിൽ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; ഇതറിയാതെ യാത്ര ചെയ്തത് 250 കി.മീ ഓട്ടോകൂലി ചോദിച്ചതിന് ഡ്രൈവര്‍ക്ക് നടുറോഡില്‍ യുവാക്കളുടെ ക്രൂരമര്‍ദനം; തടയാനെത്തിയവര്‍ക്ക് നേരേ ത്തികാട്ടിയുള്ള ഭീഷണിയും ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി ‘നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളത്; ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്’; തുറന്ന് പറഞ്ഞ് അനുപമ കേരളത്തിലെ ഏക മുസ്ലീം രാജവംശം; ആൺ – പെൺ വ്യത്യാസമില്ലാതെ അധികാരം കൈയ്യാളുന്ന പാരമ്പര്യം; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചതോടെ ഓർമ്മയാകുന്നത് മുഹമ്മദാലി സ്ഥാപിച്ച രാജവംശത്തിലെ 40മത്തെ ഭരണാധികാരി ബസിൽ യാത്രക്കാര്‍ക്കൊപ്പം കൂറ്റന്‍ പെരുമ്പാമ്പ്; ഇതറിയാതെ യാത്ര ചെയ്തത് 250 കി.മീ ഓട്ടോകൂലി ചോദിച്ചതിന് ഡ്രൈവര്‍ക്ക് നടുറോഡില്‍ യുവാക്കളുടെ ക്രൂരമര്‍ദനം; തടയാനെത്തിയവര്‍ക്ക് നേരേ ത്തികാട്ടിയുള്ള ഭീഷണിയും ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി ‘നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളത്; ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്’; തുറന്ന് പറഞ്ഞ് അനുപമ കേരളത്തിലെ ഏക മുസ്ലീം രാജവംശം; ആൺ – പെൺ വ്യത്യാസമില്ലാതെ അധികാരം കൈയ്യാളുന്ന പാരമ്പര്യം; അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ അന്തരിച്ചതോടെ ഓർമ്മയാകുന്നത് മുഹമ്മദാലി സ്ഥാപിച്ച രാജവംശത്തിലെ 40മത്തെ ഭരണാധികാരി നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം കോട്ടയം: പാമ്പാടി പന്ത്രണ്ടാം മൈലിൽ ബേക്കറിയിൽ തീ പിടുത്തം. കെ കെ റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സി പാലസ് ബേക്കറിയിലാണ് തീ പിടിച്ചത്. ഫയർ ഫോഴ്‌സ്… ശബരിമല തീർത്ഥാടനം; പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ അഗ്‌നിരക്ഷാ സേനക്ക് ആശങ്ക പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല… മണ്ണുമാന്തി യന്ത്രം വീടിന് മുകളിൽ വീണു; നാട്ടുകാരുടെ കൃത്യമായ ഇടപെടലിൽ ഒഴിവായത് വലിയ അപകടം മലപ്പറം: മണ്ണുമാന്തി യന്ത്രം വീടിന് മുകളിലേക്ക് മറിഞ്ഞു. കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ചാലു കീറുന്നതിനിടെയാണ് മണ്ണുമാന്തിയന്ത്രം വീടിന് മുകളിലേക്ക് ണറിഞ്ഞു വീണത്. അപകടത്തില്‍ ആളപായമില്ലെ.… മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന; നടപടി കടകളിലെ തുടരെയുള്ള തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്: മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്നിശമന സേന. ഫയർ ഓഡിറ്റിന് ശേഷം അഗ്നിശമന സേനാ ജില്ലാ കളക്ടർക്ക് നിർദേശം നൽകും. കോഴിക്കോട് കടകളിൽ… ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിനിടയ്ക്ക് യാത്രികൻ കുടുങ്ങി അഗ്നി രക്ഷാസേനയെത്തി രക്ഷിച്ചു ഒല്ലൂർ ബസ് സ്റ്റോപ്പിൽ ഇരിപ്പിടത്തിനിടയ്ക്ക് കുടുങ്ങിയ യാത്രികനെ അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻസാരി(60)യാണ് ഇരിപ്പിടത്തിലെ കമ്പികൾക്കിടയിൽ കുടുങ്ങിയത്. രണ്ട് കമ്പികൾക്കിടയിലൂടെ കാലും അരഭാഗവും… തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയത് വിഷവാതകം; ദുരന്തകിണർ മൂടണമെന്ന് കർശനമായി നിർദ്ദേശിച്ച് ഫയർ ഫോഴ്‌സ് കൊല്ലം: കൊല്ലത്ത് നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയത് കിണറിനുള്ളിലെ വിഷവാതകമെന്ന് കണ്ടെത്തൽ. നൂറടിയോളം താഴ്ചയുള്ള കിണറിന്റെ അടിത്തട്ടില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നെന്ന് വ്യക്‌തമാക്കിയ ഫയർ ഫോഴ്‌സ്, അടിയന്തരമായി കിണർ മൂടണമെന്നും… മാതാപിതാക്കള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അപകടം ;കുട്ടികളുടെ നിലവിളികേട്ട് രക്ഷാകര്‍ത്താക്കള്‍ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്;തുടര്‍ന്ന് വാഹനത്തില്‍ കലത്തോടുകൂടി കുട്ടിയെയും കൊണ്ട് അഗ്‌നിരക്ഷാനിലയത്തില്‍ കൊല്ലം കളിക്കുന്നതിനിടെ ആറു വയസുകാരി കലത്തില്‍ കുടുങ്ങി. ദര്‍പ്പക്കാട് നാസില മന്‍സിലില്‍ അജിയുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സീറയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.ചൊവ്വാഴ്ച ഉച്ചയ്ക്കാണ്… ബത്തേരിയില്‍ പടക്കം പൊട്ടിത്തെറിച്ച് ചികില്‍സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം വയനാട്: ബത്തേരിയില്‍ പടക്കം പൊട്ടിത്തെറിച്ച് ചികില്‍സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. കാരക്കണ്ടി ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ കാരക്കണ്ടി സ്വദേശികളായ മുരളി(16 അജ്മല്‍(14) എന്നിവരാണ്… പാർലമെന്റ് ആകർഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്; പാർലമെന്റായാലും പുറംലോകമായാലും പെണ്ണുങ്ങൾ തരൂരിനൊപ്പം; സൈബർ ലോകത്തെ താരമായി ഇക്കുറി തിരുവനന്തപുരം എംപി മാറിയത് ഇങ്ങനെ സാന്ത്വനത്തിലെ ജയന്തിക്ക് വിവാഹം; വരൻ സംവിധായകൻ ആൽബി ഫ്രാൻസിസ്; വീഡിയോ കാണാം കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്; ട്രഷറി ഡയറക്ടറുടെ ഉത്തരവ് വ്യക്തി വൈരാഗ്യം; അയൽവാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; പ്രതി പോലീസ് പിടിയിൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തൽ; തമിഴ്നാട് മുൻമന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നു പാർലമെന്റ് ആകർഷകമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്; പാർലമെന്റായാലും പുറംലോകമായാലും പെണ്ണുങ്ങൾ തരൂരിനൊപ്പം; സൈബർ ലോകത്തെ താരമായി ഇക്കുറി തിരുവനന്തപുരം എംപി മാറിയത് ഇങ്ങനെ സാന്ത്വനത്തിലെ ജയന്തിക്ക് വിവാഹം; വരൻ സംവിധായകൻ ആൽബി ഫ്രാൻസിസ്; വീഡിയോ കാണാം കന്യാസ്ത്രീകളുടെയും പുരോഹിതന്മാരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്; ട്രഷറി ഡയറക്ടറുടെ ഉത്തരവ് വ്യക്തി വൈരാഗ്യം; അയൽവാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; പ്രതി പോലീസ് പിടിയിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം വസന്ത് കമല്‍ കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിയാതെ പോയ സയീദ് മുഷ്താക് അലി ട്വന്റി20 ടൂര്‍ണമെന്റ് ഇപ്പോള്‍ നടത്തിവരുകയാണ് ബിസിസിഐ. പൊതുവേ ഐപിഎല്‍ റിക്രൂട്ട്മെന്റ് സ്‌ക്വാഡുകളോ ദേശീയ… ‘ഇവന്മാർക്ക് വിഷം കൊടുത്ത് ഞാൻ തൂങ്ങിമരിക്കും’; മക്കൾക്ക് വിഷം നൽകുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി മൊഴി; പോലീസ് പൂട്ടിപ്പോയ വീട് കുത്തിത്തുറക്കാനും ശ്രമം; ആലപ്പുഴ കൂട്ടമരണത്തിൽ ദുരൂഹതയേറുന്നു ‘വായു മലിനീകരണത്തിൽ സംസ്ഥാനങ്ങൾ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതി കർമ്മസമിതിയെ രൂപികരിക്കും’; ചീഫ് ജസ്റ്റിസ് എൻ വി രമണ കോവിഡ് ധനസഹായം; പ്രത്യേക പോർട്ടലുകൾ രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു; നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ല് പാർലമെന്റ് പാസാക്കി; രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസാക്കിയത് ചർച്ചയില്ലാതെ ‘ബിറ്റ്‌കോയിനെ കറൻസിയായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ല; സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വിലക്കേർപ്പെടുത്തും’: കേന്ദ്ര ധനമന്ത്രി ഗ്ലാമര്‍ ലുക്കിൽ ദീപ്തി സതി; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ കാണാം ‘ഇവന്മാർക്ക് വിഷം കൊടുത്ത് ഞാൻ തൂങ്ങിമരിക്കും’; മക്കൾക്ക് വിഷം നൽകുമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി മൊഴി; പോലീസ് പൂട്ടിപ്പോയ വീട് കുത്തിത്തുറക്കാനും ശ്രമം; ആലപ്പുഴ കൂട്ടമരണത്തിൽ ദുരൂഹതയേറുന്നു ‘വായു മലിനീകരണത്തിൽ സംസ്ഥാനങ്ങൾ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതി കർമ്മസമിതിയെ രൂപികരിക്കും’; ചീഫ് ജസ്റ്റിസ് എൻ വി രമണ കോവിഡ് ധനസഹായം; പ്രത്യേക പോർട്ടലുകൾ രൂപീകരിക്കാൻ സുപ്രീം കോടതി നിർദേശം നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം അങ്കിളെ ഞാൻ വിളിക്കുന്നത് മുംബൈയിൽ നിന്നാണ്. എന്റെ പപ്പയെയും മമ്മിയെയും അങ്കിളറിയും. അതുകൊണ്ട് എന്റെ പേരു പറയുന്നില്ല. പേരു പറയാതെ എന്നോട് സംസാരിക്കുമോ? തീർച്ചയായും; പേര് അത്യാവശ്യമല്ലാത്ത കാര്യങ്ങൾ മാത്രം നമുക്ക് സംസാരിക്കാം. അമ്മ അങ്കിളിന്റെ എഴുത്തിന്റെ വലിയ ഫാനാണ്. ചിലതൊക്കെ എന്നെ വായിച്ചു കേൾപ്പിക്കും, എന്നിട്ട് എല്ലാം മൊബൈലിൽ ഫോട്ടോ എടുത്ത് എനിക്ക് അയച്ചും തരും, ഞാൻ വായിക്കണം എന്ന് പറഞ്ഞ്. നീ അത് വലിയ കാര്യമാക്കേണ്ട മോളേ, നിനക്ക് ഇഷ്ടമുള്ളത് മാത്രം നീ വായിച്ചാൽ മതി. ഒരു തരത്തിൽ നോക്കിയാൽ അത് ഒരു മാർക്കറ്റിംഗ് തന്നെയാ. വായിക്കാൻ രസമുണ്ടെന്നും പലർക്കും പ്രയോജനപ്പെടുന്നുണ്ട് എന്നും ഒക്കെ പ്രതികരണങ്ങൾ കിട്ടുന്നതിനാൽ തുടരുന്നു എന്നേയുള്ളു. എനിക്ക് തോന്നി അങ്കിളേ, ഞാനൊരു മാർക്കറ്റിംഗ് ടീം ലീഡറായിട്ടാണ് ജോലി ചെയ്യുന്നത്. ഞങ്ങളുടെ പ്രോഡക്ടിനെക്കുറിച്ച് ഞാനും ഇങ്ങിനെ ഓരോന്ന് എഴുതാറുണ്ട്. മിടുക്കീ, അതു കൊള്ളാമല്ലോ, എഴുതിയത് എനിക്കു കൂടി അയച്ചു തന്നോ, ബെത് ലെഹമിന്റെ വായനക്കാർക്ക് ഉപകാരപ്പെടുന്നതാണെങ്കിർ പ്രസിദ്ധീകരിക്കാം. അങ്കിളേ ഞാൻ വിളിച്ചത് എന്റെ കല്യാണക്കാര്യത്തിനുവേണ്ടിയല്ല, എന്റെ കൂട്ടുകാരിക്കു വേണ്ടിയാണ്. 35 വയസ്സായി. അമേരിക്കയിലാണ്, സിറ്റിസണാണ്. കല്യാണം ഒന്നും ശരിയാകുന്നില്ല. അവര് കത്തോലിക്കരല്ല, കല്യാണാലോചനയുമായി ഓരോ കത്തോലിക്കാ പയ്യന്മാരുടെ വീട്ടിൽ വിളിക്കുമ്പോൾ, ഈ കാരണം പറഞ്ഞ് അവർ ഒഴിവാകുന്നു. കത്തോലിക്കരല്ലാത്ത ക്രിസ്ത്യാനികളെ കല്യാണം കഴിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ അങ്കിൾ. മോളേ, പ്രായപൂർത്തിയായ, അവിവാഹിതരായ ഒരു സ്ത്രീയും പുരുഷനും ചേർന്ന്, ഞങ്ങൾ വിവാഹിതരായി ഒരു കുടുംബം ആകാൻ ആഗ്രഹിക്കുന്നു എന്നു നിശ്ചയിച്ചാൽ അത് നടന്നു കിട്ടാനുള്ള സാഹചര്യം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബത്തെയോ, സമൂഹത്തെയോ വെല്ലുവിളിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങളും തടസ്സങ്ങളും ഉയരുന്നത്. ആലോചന ഒഴിവാക്കുന്നതിനും കാരണമുണ്ട്. പരിചിതമല്ലാത്തതിനോട് നമുക്കെല്ലാം ഭയമുണ്ട്. ഭർത്താവിന്റെ വീട്ടിലെ അപരിചിതമായ ആചാര അനുഷ്ഠാനങ്ങളോട് നിന്റെ കൂട്ടുകാരിയോ വീട്ടുകാരോ (മറിച്ചോ) എന്തെങ്കിലും താൽപര്യക്കുറവോ നീരസമോ പ്രകടിപ്പിക്കാൻ സാദ്ധ്യത ഉണ്ടെന്നു കരുതിയായിരിക്കാം അവളുടെ ചില ആലോചനകൾ പരിഗണിക്കപ്പെടാതെ പോയത്. അങ്കിളേ പോയത് പോയി, ഞങ്ങൾക്ക് ഇവളെ കെട്ടിക്കണം. അതിന് എന്തു ചെയ്യണം? ഒരു ആക്ഷൻ പ്ളാൻ പറഞ്ഞു താ. മോളേ ഒരു കാറു വാങ്ങാനോ, വീടു വാങ്ങാനോ ആയിരുന്നെങ്കിൽ നമുക്ക് ടക്ക് ടക്കെന്ന് ആക്ഷൻ പ്ളാൻ ഉണ്ടാക്കി കാര്യം എക്സിക്യൂട്ട് ചെയ്യാമായിരുന്നു. അതും ഒരു തീരുമാനമെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടണം. ഇതിപ്പോൾ കല്യാണമല്ലേ, കാറു വാങ്ങുന്ന പോലെ എളുപ്പമല്ലല്ലോ. ഒരു വിവാഹം എങ്ങനെയാ അറേഞ്ച് ചെയ്ത് നടത്തുന്നത് എന്നു പറഞ്ഞു തരാം. അത് കേട്ടിട്ട്, അവൾക്കുകൂടി ബോദ്ധ്യം വരുന്ന അനുയോജ്യമായ ഒരു പദ്ധതി ഉണ്ടാക്കാൻ നമുക്ക് ശ്രമിക്കാം. ഒരു വിവാഹാലോചന ആരംഭിക്കണമെങ്കിൽ, ഒന്നുകിൽ നിങ്ങൾക്ക് പറ്റിയ ഒരാൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടണം. അല്ലെങ്കിൽ നിങ്ങൾക്ക് പറ്റിയ ആളുടെ ശ്രദ്ധയിൽ നിങ്ങൾ പെടണം. നിങ്ങളുടെ ശ്രദ്ധയിൽ ആരെങ്കിലും പെടണമെങ്കിൽ, അവിടെ നിങ്ങൾ തിരഞ്ഞു നോക്കണം Be searching) അടുത്തത് കമ്യൂണിക്കേഷൻ ആണ് Responding promptly) ആരെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം അറിയിച്ച് അവർക്ക് ഒരു സന്ദേശം കൊടുക്കണം. അവരെക്കുറിച്ച് അന്വേഷിച്ച് ഇരു കൂട്ടരെയും അറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോ എന്ന് വിവര ശേഖരണം നടത്തുന്നത് വളരെ ഉപകാരപ്രദമാണ്. പരസ്പരം സംസാരിക്കുമ്പോൾ ഈ പരിചയക്കാരുടെ റഫറൻസ്, നിങ്ങൾ ഇരുകൂട്ടരും അപരിചിതർ ആണെങ്കിലും, പരിചിതർ എന്ന തോന്നലും അടുപ്പവും ഉളവാക്കാൻ സഹായിക്കും. പരസ്പരം ഇടപെടാൻമനസ്സുഖമുള്ള, അപരിചിതത്വം തോന്നാത്ത, കുടുംബങ്ങളാണെന്നു മനസ്സിലായാൽ പെണ്ണുകാണൽ എന്ന ചടങ്ങിന് സൌകര്യം ഉണ്ടാക്കണം. കണ്ടു കഴിയുമ്പോൾ, പെണ്ണിനും ചെറുക്കനും, ശിഷ്ടകാലം ഒന്നിച്ച് ജീവിക്കണം എന്ന് അവരുടെ ഹൃദയത്തിൽ തോന്നിയാൽ ആ വിവാഹം ഉറപ്പിക്കാം. കഴിഞ്ഞ 20 വർഷമായി, അഭ്യസ്തവിദ്യരായ ക്രിസ്ത്യൻ യുവതീ യുവാക്കൾ വിവാഹം അന്വേഷിക്കാനെത്തുന്ന ഒരു ഇടം അഥവാ വേദി ഒരുക്കി പരിപാലിക്കുന്നു എന്നതാണ് ബെത് ലെഹമിന്റെ പ്രധാന റോൾ. നിന്റെ പ്രൊഫൈൽ വെച്ച് ഇവൾക്ക് വേണ്ടി ബെത് ലെഹമിൽ സെർച്ച് ചെയ്താൽ, അതു കാണുന്ന 35 പ്ളസ് പയന്മാർ നിനക്കായിരിക്കും പ്രൊപ്പോസൽ വിടുന്നത്. ഇനി നിന്റെ കൂട്ടുകാരിയുടെ കാര്യം ആലോചിക്കാം. 35 വയസ്സെന്നു പറയുമ്പോൾ അതിനു മുകളിൽ പ്രായമുള്ള അവിവാഹിതനായ ഒരു പുരുഷനെ കണ്ടെത്തണം. അങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവായിരിക്കും. പിന്നെ ഒരു അമേരിക്കൻ സിറ്റിസന്റെ സംസ്കാരം എന്തെന്ന് പരിചയമോ ഉൾക്കാഴ്ച എങ്കിലുമോ ഉള്ള ആളെ വേണ്ടേ? താരതമ്യം ചെയ്യാവുന്ന വിദ്യാഭ്യാസവും തൊഴിലും പയ്യന് വേണമല്ലോ? പരിമിതമായ എണ്ണത്തിൽ നിന്നും അപ്പോൾ നമ്പർ വീണ്ടും കുറയുന്നു. എണ്ണം കുറവാണെന്നു കേട്ടിട്ട് മനസ്സ് മടുക്കാൻ വരട്ടെ, അവൾക്ക് അങ്ങനെ ഒറ്റ പുരുഷനെ അല്ലേ വേണ്ടൂ? അങ്ങിനൊരാൾ എവിടെയോ ഉണ്ട് എന്ന പ്രതീക്ഷയിൽ വേണം ആക്ഷൻ പ്ളാൻ ഉണ്ടാക്കാൻ. 1. എല്ലാ മാട്രിമോണിയൽ സൈറ്റിലും സൌജന്യ രജിസ്ട്രേഷൻ സൌകര്യം ഉണ്ടെന്നാണ് എന്റെ അറിവ്, മലയാളികൾ ഉപയോഗിച്ചു വരുന്ന എല്ലാ സൈറ്റിലും കൂട്ടുകാരിയുടെ പ്രൊഫൈൽ സൌജന്യമായി രജിസ്റ്റർ ചെയ്ത് സെർച്ച് ചെയ്ത് നോക്കുക. ഏറ്റവും അനുയോജ്യമായ പ്രൊഫൈലുകൾ കണ്ടെത്തുന്ന സൈറ്റിൽ പണമടച്ച് പ്രീമിയം മെമ്പർഷിപ്പും എടുക്കുക. 2. ഏറ്റവും പ്രചാരമുള്ള പത്രത്തിൽ പരസ്യം കൊടുക്കുക. വിദേശ എഡിഷനും മെട്രോ നഗര എഡിഷനുകളും മാത്രമായി കൊടുത്താലും മതിയാകും. പരസ്യത്തിൽ മാട്രിമോണിയൽ സൈറ്റിന്റെ ഐഡി പ്രസിദ്ധപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് കൂടുതൽ പ്രയോജന പ്രദമായിരിക്കും. ഫോൺ നമ്പരിനു പകരം ഇ-മെയിൽ കൊടുക്കുന്നത് ആയിരിക്കും സൌകര്യം. 3. പ്രഥമദൃഷ്ട്യാ കൊള്ളാം എന്നു തോന്നുന്ന പ്രൊപ്പോസൽ വരുമ്പോൾ അവരുടെ ഊരും പേരും ബന്ധുമിത്രാദികളെ കുറിച്ചും പരമാവധി ചോദിച്ച് മനസ്സിലാക്കണം. 4. നമുക്ക് പറ്റാത്തതാണെങ്കിലും ഇപ്പോൾ ഇക്കാര്യം ആലോചിക്കുന്നില്ല എന്നെങ്കിലും ഒരു മറുപടി കൊടുക്കണം. നമ്മൾ കൊടുക്കുന്ന മര്യാദ അത്യാവശ്യ നേരത്ത് നമുക്ക് തിരിച്ച് കിട്ടാനാണിത്. 5. പെണ്ണുകാണൽ വലിച്ചു നീട്ടിക്കൊണ്ടു പോകരുത്. യാത്രച്ചിലവ്, അവധി ഇല്ല, തുടങ്ങിയ കടമ്പകളാണ് പല നല്ല പ്രൊപ്പോസലുകളും ചീറ്റിപ്പോകാനിടയാക്കുന്നത്. 6. അറേഞ്ച്ഡോ അല്ലാതെയോ, ഇഷ്ടപ്പെട്ട ഒരു ചെറുക്കനെ കാണുമ്പോൾ ഹൃദയം കൊണ്ടു കൂടി കാണാൻ കൂട്ടുകാരിയോട് പറയണം. അവന്റെ ഹൃദയത്തിൽ കയറിപ്പറ്റാൻ അവൾക്ക് കഴിയണം. കൂട്ടുകാരി എന്നെ വിളിക്കുമെങ്കിൽ ഇതൊക്കെ ഞാൻ പറഞ്ഞു കൊടുക്കാം. അല്ലെങ്കിൽ നീ പറഞ്ഞ് കൊടുക്കണം. പക്ഷേ രോഗി ഇന്ന് കച്ചി തിന്നോ എന്നു ചോദിച്ചപോലെ ആകരുത്. പണ്ട് ഒരു വൈദ്യൻ രോഗിയോ കാണാൻ പോയപ്പോൾ ഒരു ശിഷ്യനെയും കൂടെ കൊണ്ട് പോയി. രോഗിയുടെ വീട്ടിൽ ചെന്നപ്പോൾ രോഗി ചുമയും കഫക്കെട്ടും മൂലം ശ്വാസം വിടാൻ കഷ്ടപ്പെടുകയായിരുന്നു. അപ്പോൾ വൈദ്യൻ വീട്ടുകാരോട് ചോദിച്ചു, രോഗി ഇന്ന് പഴം തിന്നു അല്ലേ? വീട്ടുകാർ അത്ഭുതപ്പെട്ടു പോയി, അവർ പറഞ്ഞു, ഇന്ന് ഒരു പഴം തിന്നു അതു കഴിഞ്ഞപ്പോഴാ ഇത്രയും വഷളായത്. ഇനി പഴം കൊടുക്കേണ്ട എന്നു പറഞ്ഞ് വൈദ്യർ കുറച്ച് മരുന്ന് കൊടുത്തു. തിരികെ പോകും വഴി ശിഷ്യൻ വൈദ്യനോടു ചോദിച്ചു,രോഗി പഴം തിന്നു എന്ന് എങ്ങിനെയാ മനസ്സിലായത് എടാ ആ കട്ടിലിനടിയിൽ പഴത്തൊലി കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ വിവരം പിടികിട്ടി. ശിഷ്യന് സന്തോഷമായി. പിന്നീടൊരിക്കൽ രണ്ടു പേരും കൂടി ഒരു രോഗിയെ കാണാൻ പോയപ്പോൾ, രോഗിയുടെ കട്ടിലിനടിയിൽ ഓറഞ്ച് പൊതിഞ്ഞു കൊണ്ടു വന്ന കുറച്ച് വൈക്കോൽ കിടന്നിരുന്നു, അത് കണ്ട് ശിഷ്യൻ ചാടിക്കയറി വീട്ടുകാരോടു ചോദിച്ചു രോഗി ഇന്ന് കച്ചി തിന്നു അല്ലേ മോളേ എന്നെ ഒന്നും പറയല്ലേ, ഞാൻ ഒന്നു തമാശിച്ചതാ. ഒരുപാടു നാളുകൂടി എന്തെങ്കിലും എഴുതാൻ എനിക്ക് പ്രചോദനം തന്നത് മോളുടെ ഫോൺ വിളിയാണ്. താങ്ക് യൂ. നിന്റെ കൂട്ടുകാരിക്ക് നല്ലത് വരും. അവൾക്ക് ഉത്സാഹവും പ്രസരിപ്പും തോന്നും വിധം അവളെ ഇടക്ക് വിളിച്ച് ഇതുപോലെ വല്ല വളിപ്പും ഒക്കെ അടിച്ച് സന്തോഷിപ്പിക്കണം. എന്നും തമ്പുരാനേ ആശ്രയിക്കുകയും വേണം. റഷ്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ശനിയാഴ്ച മാത്രം മരിച്ചത് റിക്കാർഡ്, 1002 പേർ. ഇതൊരു സർവ്വകാല റിക്കാർഡാണ്‌ റഷ്യയെ സംബന്ധിച്ചിടത്തോളം. കോവിഡ് രൂക്ഷമായിരുന്നു സമയത്തും ഒരു ദിവസം ഇത്രയാളുകൾ അവിടെ മരിച്ചിരുന്നില്ല. റഷ്യയിൽ രോഗബാധിതരും കൂടുകയാണ്. ശനിയാഴ്ച 33,208 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജനങ്ങൾക്ക് വാക്സിനിൽ വിശ്വാസമില്ല. വാക്സിൻ സ്വീകരിക്കാൻ റഷ്യൻ ജനത തയ്യാറാകുന്നില്ല. മൊത്തം ജനങ്ങളുടെ മൂന്നിലൊന്നു പേർ പോലും ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇന്ത്യയിലും അമേരിക്കയിലും നടക്കുന്ന ബൃഹത്തായ വാക്സിൻ പ്രോഗ്രാം റഷ്യയിൽ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ അതൊന്നും ജനങ്ങളിൽ ഏശുന്നില്ല. “ജീവൻ രക്ഷിക്കാൻ നിങ്ങൾ ദയവായി വാക്സിൻ സ്വീകരിക്കുക, നിങ്ങൾ മൂലം മറ്റുള്ളവരുടെ ജീവനും അപകടത്തിലാണ് ” എന്ന ഈ പരസ്യവാചകമാണ് ഇപ്പോൾ റഷ്യയിലുടനീളം കാണാൻ കഴിയുന്നത്. ഒരു സ്വതന്ത്ര ഏജൻസി നടത്തിയ സർവ്വേ പ്രകാരം റഷ്യൻ ജനതയുടെ പകുതിയിലധികം പേരും വാക്സിൻ സ്വീകരിക്കാൻ തയ്യറല്ല എന്ന് വെളിവായിട്ടുണ്ട്. റഷ്യയിൽ യൂറോപ്പിലെ ഏറ്റവും കൂടിയ കോവിഡ് മരണ കണക്കാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 22,2315 ആളുകൾ ഇതുവരെ അവിടെ മരണപ്പെട്ടു. റഷ്യൻ സർക്കാർ കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കോവിഡ് ഭീതിമൂലം പ്രാക്ടീസ് തന്നെ ഉപേക്ഷിച്ച നൂറ്കണക്കിന് റഷ്യൻ ഡോക്ടർമാരോടും ഉടനടി ജോലിയിലേക്ക് മടങ്ങാനും ആതുരശിശ്രൂഷകളിൽ വ്യാപൃതരാകാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റച്ചാർജിലെ ആരോപണങ്ങൾക്കുള്ള ഗോഡ്‌സെയുടെ മറുപടികൾ; നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി ഹസൻ അലി കൈവിട്ട ക്യാച്ചിൽ പാക്കിസ്ഥാന്റെ ഫൈനൽ സ്വപ്നം തകർന്നടിഞ്ഞു ! കാശ്മീരിൽ തീവ്രവാദികൾക്ക് ഒരിക്കൽക്കൂടി പിഴച്ചു ഉന്നം വച്ചത് കാശ്മീരി പണ്ഡിറ്റിനെ, കൊലപ്പെടുത്തിയത് നൃത്ത സംവിധാനത്തിലെ വിസ്മയം പൊലിഞ്ഞു… ചെന്നൈയിലെ വിജയ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ‘അണ്ണാത്തെ’ കളക്ഷൻ 175 കോടി ! കുവൈറ്റില്‍ മീഡ് (മുള്ളറ്റ്) മത്സ്യബന്ധന സീസൺ അവസാനിക്കുന്നു കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മീഡ് (മുള്ളറ്റ്/കണമ്പ്‌) മത്സ്യബന്ധന സീസൺ അവസാനിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഎഫ്ആർ) തലാൽ ഫഹദ് അൽ ദൈഹാനി പ്രഖ്യാപിച്ചു. എല്ലാ വർഷവും ജൂൺ 15 മുതൽ നവംബർ 30 വരെ മീഡ് മത്സ്യബന്ധനം അനുവദനീയമാണെന്ന് അൽ ദൈഹാനി പറഞ്ഞു. കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിന് അതോറിറ്റി പുറപ്പെടുവിച്ച തീരുമാനങ്ങൾ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിൽ മികച്ച ഫലങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും എല്ലാവരും പിഎഎഎഎഫ്ആർ മത്സ്യബന്ധന നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, ഇതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ഭാഗികമായോ പൂര്‍ണമായോ കര്‍ഫ്യൂ നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയിലെ സ്ഥിരത നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ പാലിക്കുന്നത് തുടരുമെന്നും, പ്രതിരോധ നടപടികള്‍ കൈക്കൊള്ളുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അബു ഹലീഫയിലാണ് വാഹനാപകടമുണ്ടായത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രവാസി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സിര്‍സയുടെ ബിജെപി പ്രവേശനം. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നത്. ബി.ജെ.പി. അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി; ‘ഇച്ചാക്ക’യോട് മോഹന്‍ലാല്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സ്‌നേഹം’ ഇന്ന് റിലീസാകുമ്പോള്‍ പ്രേഷകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. “മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. “പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ […] മകന്റെ വിവാഹം ക്ഷണിച്ച് മടങ്ങവെ വാഹനാപകടം; പരിക്കേറ്റ പിതാവ് മരിച്ചു രാജാക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. രാജാക്കാട് അടിവാരം കാപ്പിൽ ദിവാകരൻ (65) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് മകൻ സുജിതിന്റെ കല്യാണം ക്ഷണിക്കാനായി അരിവിളംചാലിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങും വഴിയാണ് ആത്മാവുസിറ്റിക്ക് സമീപം ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്കേറ്റ ദിവാകരനും, ഭാര്യ സതിയും കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാർ ഓടിച്ചിരുന്ന സുജിതിന് നിസ്സാര പരിക്കേറ്റു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ .ഭാര്യ സതി രാജാക്കാട് മാനാംതടത്തിൽ കുടുംബാംഗം. മക്കൾ …] ‘തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്’; കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത് ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ പദ്ധതിയിട്ടത്. കോണ്‍ഗ്രസ് നേതാവ് ഒപ്പമുള്ളയാളോട് പറയുന്നത് എംഎല്‍എയെ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അതിന് ഒരു കോടിയോ മറ്റോ ആകട്ടെ. അത് തരാം. ആരുമറിയാതെ തീര്‍ത്തുകളയണമെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. Plot to assassinate a sitting BJP MLA chairman of BDA SR vishwanath being probed by […] വെടിയൊച്ച കേട്ടയുടന്‍ ടീച്ചര്‍ വാതിലുകളും ജനാലകളും അടച്ചു, ക്ലാസ് റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു; മേശകള്‍ വലിച്ച് വാതിലിന് കുറുകെയിട്ടു, കത്രികയും കാല്‍ക്കുലേറ്ററും വരെ പ്രതിരോധിക്കാനായി കയ്യില്‍ കരു മിഷിഗണ്‍: മിഷിഗണ്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സഹപാഠികള്‍. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെടിയൊച്ച മുഴങ്ങുകയും മരണത്തെ മുന്നില്‍ കാണുകയും ചെയ്ത നിമിഷത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂള്‍ സീനിയര്‍ എയ്ഡന്‍ പേജും സഹപാഠികളും അവരുടെ എപി സ്റ്റാറ്റിസ്റ്റിക്സ് ക്ലാസിനു തയ്യാറെടുക്കവെയാണ് ഞെട്ടിച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങിയത്. തങ്ങളുടെ ക്ലാസ് ടീച്ചര്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് ക്ലാസ്‌റൂമിന്റെ വാതിലുകള്‍ അടച്ചെന്നും മെറ്റല്‍ ഡോര്‍‌സ്റ്റോപ്പ് ഉപയോഗിച്ച് അത് അടയ്ക്കുകയും ചെയ്തുവെന്നും മേശകള്‍ വലിച്ച് വാതിലിനരികിലേക്ക് […] കോവിഡ് ധനസഹായം മരണപ്പെട്ട പ്രവാസികളുടെ ആശ്രിതരെ അവഗണിക്കരുത്; കുവൈറ്റ് കെ.എം.സി.സി. കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കു കൂടി നൽകണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോടാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് അങ്ങേയറ്റം അപലനീയമാണെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി […] സംസ്ഥാനത്തെ റെയില്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ തീരുമാനം: മന്ത്രിസഭായോഗ തീ തിരുവനന്തപുരം: കേരളത്തിലെ റെയില്‍ മേല്‍പ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ത്രികക്ഷി ധാരണ ഒപ്പിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 428 ലെവല്‍ ക്രോസുകളാണുള്ളത്. അതില്‍ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവല്‍ ക്രോസുകളുടെ എണ്ണം കുറച്ചു ഓവര്‍ ബ്രിഡ്ജുകളും അണ്ടര്‍ ബ്രിഡ്ജുകളും നിര്‍മ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിന്‍റെ ഭാഗമായി ഏറ്റെടുക്കേണ്ട മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല […] രണ്ട് ഡോസ് വാക്‌സിനും എടുത്താല്‍ ഭാഗ്യശാലിക്ക് 60,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍; ഇതാ ഒരു വമ്പന്‍ ഓഫര്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍ ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീ ജലന്ധറിലെ കോണ്‍വെന്റില്‍ ആത്മഹത്യചെയ്ത നിലയില്‍. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31)യെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 30ന് ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഇവര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും നടപടികളില്‍ സംശയമുയര്‍ത്തിയും പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്കു പരാതി നല്‍കി ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 ) സ്‌കാര്‍ഫും കൈയും വലിച്ചതും, വിവാഹാഭ്യര്‍ത്ഥന നടത്തിയതും പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമം അല്ല; കൊല്‍ക്കത്ത ഹൈക്കോടതി കൊല്‍ക്കത്ത: സ്ത്രീകളുടെ സ്‌കാര്‍ഫ് വലിച്ചിടുക, ഇരയുടെ കൈപിടിച്ച് വലിക്കുക,വിവാഹാഭ്യര്‍ത്ഥന നടത്തുക എന്നിവ പോക്‌സോ നിയമപ്രകാരമുള്ള ‘ലൈംഗിക ആക്രമണം’ അല്ലെങ്കില്‍ ‘ലൈംഗിക പീഡനം’ എന്നിവയുടെ നിര്‍വചനത്തില്‍ വരുന്നതല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസ് ബിബേക് ചൗധരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് ചുരുക്കത്തില്‍ പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ഇരയായ പെണ്‍കുട്ടി 2017 ഓഗസ്റ്റില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ പ്രതി പെണ്‍കുട്ടിയുടെ ‘സ്‌കാര്‍ഫ്’ പിടിച്ച് വലിക്കുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചില്ലെങ്കില്‍ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പ്രതി […] ബിഹാറില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി; സംഭവത്തില്‍ അന്വേഷണം പാട്‌ന: ബിഹാറിലെ മുസാഫര്‍പുരില്‍ സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച തിമിര ശസ്ത്രക്രിയ ക്യാമ്പില്‍ പങ്കെടുത്ത ഒമ്പത് പേര്‍ക്ക് കാഴ്ച നഷ്ടമായി. ക്യാമ്പില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കാഴ്ച നഷ്ടമായവരുടെ കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നു. ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയാണ് രോഗികളുടെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത്. സംഭവ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചതായി സിവിൽ സർജൻ ഡോ.വിനയ് കുമാർ ശർമ്മ പറഞ്ഞു. യു.പി.എ സഖ്യം ഇല്ലാതായി, ബിജെപിക്കെതിരെ പുതിയ സഖ്യം വേണം; പവാറിനെ സന്ദര്‍ശിച്ച് മമതാ ബാനര്‍ജി മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്ത് യു.പി.എ സഖ്യം നിലവില്‍ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോല്‍പ്പിക്കാന്‍ പുതിയ കൂട്ടുകെട്ട് വേണമെന്നും മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച ബദൽ വേണമെന്നും അവർ പറഞ്ഞു. എന്താണ് യുപിഎ, ഇപ്പോള്‍ യുപിഎ ഇല്ല- പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ച പവാര്‍, അന്ന് […] ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു; വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി ന്യൂഡൽഹി: കൃഷി നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡന്റ് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി. ബിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. നവംബര്‍ 19-ന് ഗുരു നാനാക്ക് ജയന്തിയിലാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിയമം റദ്ദാക്കുന്ന ബില്ലുകള്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. ബില്ലിന്മേല്‍ ചര്‍ച്ച നടത്താത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. നിലവാരമില്ലാത്ത ചെമ്പ് ആക്സസറികൾ ഫാക്ടറി ചൈന നിലവാരമില്ലാത്ത ചെമ്പ് ആക്സസറികൾ നിർമ്മാതാക്കളും വിതരണക്കാരും വേഗത്തിലുള്ള സാങ്കേതിക മൂല്യനിർണ്ണയവും വേഗത്തിലുള്ള ഉദ്ധരണിയും. പ്രക്രിയ അന്വേഷിക്കാനും ചർച്ച ചെയ്യാനും സ്വാഗതം. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള അവാർഡ് നേടിയ ജയസൂര്യയും, മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്ന ബെനും സെൽഫി എടുത്തപ്പോൾ മത്സ്യബന്ധനത്തിനായി വിരിച്ച വലയ്ക്കുളിൽ നിന്ന് ഉയർന്ന് ചാടുന്ന മത്സ്യം. ആലപ്പുഴ നെടുമുടിയിൽ നിന്നുള്ള ദൃശ്യം. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. പെയ്യാനുറച്ച് ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച. തീരം തൊട്ട നേരം മത്‌സ്യബന്ധനം കഴിഞ്ഞ് മത്സ്യത്തൊഴിലാളികൾ സൂര്യാസ്തമയ സമയത്ത് തീരത്തെത്തിയപ്പോൾ. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ഒരു സായാഹ്ന ദൃശ്യം. പോളപായൽ തിങ്ങിയതിനെ തുടർന്ന് വലകെട്ടി തിരിച്ച് താറാവുകളെ ഇട്ടിരിക്കുന്ന കാഴ്ച. എറണാകുളം ചിലവന്നൂർ കായലിൽ നിന്ന്. ഒരു വറ്റ് കരുതിയേക്കാം നിലത്ത് കിടന്ന ചോറുമായി പോകുന്ന നീറ് ഉറുമ്പുകൾ. എമെർജൻസി എക്സിറ്റ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ മലപ്പുറം മേൽമുറിയിലെ പാലിയേറ്റീവ് കേന്ദ്രത്തിൽ നിന്നും വീൽചെയറുകളും മറ്റും പുറത്തെത്തിക്കുന്നവർ പഴക്കാലം കോട്ടയം നഗരത്തിലെ പഴക്കടിയിൽ നിന്നുള്ള കാഴ്ച. മഴയത്ത് വലയെറിഞ്ഞ് എറണാകുളം കുമ്പളങ്ങി-അരൂർ കെൽട്രോൺ കടത്തിന് സമീപം മഴയെ അവഗണിച്ച് വലവീശുന്നയാൾ. മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ ബീച്ചിലേക്കുള്ള പ്രവേശനത്തിന് അനുമതി ലഭിച്ചതോടെ കടലിലിറങ്ങിയ സന്തോഷത്തിൽ കുട്ടികൾ. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം. കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. എന്നാൽ, ആ കെട്ടിടത്തിന് ആ അർദ്ധ വർഷത്തേക്കോ തുടർന്നുള്ള അർദ്ധ വർഷങ്ങളിലേക്കോ ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന് വസ്തതുനികുതി നൽകിയിട്ടുണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിയുന്നതുവരെ ആ ഗ്രാമപഞ്ചായത്തിന് ആ കെട്ടിടത്തെ സംബന്ധിച്ച വസ്തതുനികുതി നൽകാൻ ബാദ്ധ്യതയുണ്ടായിരിക്കുന്നതല്ല. (2) ഒരു ഗ്രാമപഞ്ചായത്തിൽനിന്നും ഏതെങ്കിലും പ്രദേശത്തെ ഒഴിവാക്കുകയാണെങ്കിൽ, അങ്ങനെയുള്ള പ്രദേശത്തെ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥന് തുടർന്നുള്ള അർദ്ധ വർഷം മുതൽ ആ ഗ്രാമപഞ്ചായത്തിന് ആ കെട്ടിടത്തെ സംബന്ധിച്ച വസ്തതുനികുതി നൽകാൻ ബാദ്ധ്യത യുണ്ടായിരിക്കുന്നതല്ല. എന്നാൽ, ഇപ്രകാരം ബാദ്ധ്യത ഒഴിവാക്കപ്പെടുന്നത് ആ കെട്ടിടത്തെ സംബന്ധിച്ച നികുതി കുടിശ്ശിക എന്തെങ്കിലും നൽകാനുണ്ടെങ്കിൽ അതിന് ബാധകമായിരിക്കുന്നതല്ല. 26. സേവന ഉപനികുതി ചുമത്തൽ 1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യു ന്നതും ആക്ടിലെ 207-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സേവന ഉപനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലാത്തതുമായ ഏതൊരു കെട്ടിടത്തിന്റെയും ഉടമസ്ഥനിൽ നിന്ന്, പ്രസ്തുത കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയിലോ അതിന്റെ സമീപ പ്രദേശത്തോ ശുചിത്വപരിപാലനം, ജലവിതരണം, തെരുവു വിളക്കുകളും ഡ്രെയിനേജും എന്നിവ സംബന്ധിച്ച് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന നിരക്കിൽ സേവന ഉപനികുതി (പൂർണ്ണസംഖ്യയിൽ) ചുമത്താവുന്നതാണ്. എന്നാൽ, അപ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതി 27-ാം ചട്ടത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിരക്കിൽ കുറവായിരിക്കാൻ പാടുള്ളതല്ല. 2) ഗ്രാമപഞ്ചായത്തിന്, ഏതെങ്കിലും പ്രദേശത്ത് ഏർപ്പെടുത്തിയ (1)-ാം ഉപചട്ടത്തിൽ പരാമർശിക്കുന്ന ഒരു സേവനം ആ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിന് ലഭ്യമാക്കിയിട്ടില്ല എന്ന കാരണത്താൽ ആ കെട്ടിടത്തെ അതത് സേവന ഉപനികുതിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. 26-ാം ചട്ടപ്രകാരം ചുമത്തപ്പെടുന്ന സേവന ഉപനികുതി താഴെപ്പറയുന്ന നിരക്കുകളിൽ കുറവായിരിക്കുവാൻ പാടുള്ളതല്ല. അതായത്.- (എ) ശുചിത്വ പരിപാലനം (അതത് പ്രദേശത്തെ പൊതുവായ ശുചിത്വ, നികുതിയുടെ നാല് ശതമാനം പരിപാലനത്തിനും ചപ്പു ചവറുകൾ, പക്ഷി മൃഗാദികളുടെ ജീർണ്ണ അവശിഷ്ടം, വിസർജ്യ വസ്തുക്കൾ തുടങ്ങിയ ഖരമാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്ന തിനുമുള്ള ചെലവുകൾക്ക്) (ഡി) ഡ്രെയിനേജ് (അഴുക്കു ചാൽ സംവിധാനം 28. സേവന ഉപനികുതി പിരിക്കുന്നതിനുള്ള നടപടിക്രമം 1) വസ്തതുനികുതി നിർണ്ണയം, ചുമത്തൽ, പിരിച്ചെടുക്കൽ എന്നിവയ്ക്കക്കു വേണ്ടി ഈ ചട്ടങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ആവശ്യമായ ഭേദഗതികളോടെ സേവന ഉപനികുതിയുടെ നിർണ്ണയം, ചുമത്തൽ, പിരിച്ചെടുക്കൽ എന്നിവയ്ക്കും ബാധകമായിരിക്കുന്നതാണ്. (2) ഓരോ വർഷത്തേക്കും ചുമത്തപ്പെടുന്ന സേവന ഉപനികുതി രണ്ട് അർദ്ധവർഷ ഗഡു ക്കളായി വസ്തതുനികുതിയോടൊപ്പം പിരിക്കേണ്ടതാണ്. 29. പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഫീസ് ഈടാക്കാമെന്ന് 26-ാം ചട്ടം (1)-ാം ഉപചട്ടത്തിൽ പരാമർശിച്ചിട്ടുള്ളതും ഗ്രാമപഞ്ചായത്ത് പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ Taste Plus പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ ജോലികൾ എളുപ്പമാക്കാം ഈ കാര്യങ്ങൾ അറിഞ്ഞാൽ… നമ്മുടെ ജീവിതത്തിൽ നിത്യവും ചെയ്തു കൊണ്ടിരിക്കുന്ന വീട്ടു ജോലികൾ മറ്റു ജോലികൾ എല്ലാം തന്നെ എളുപ്പത്തിൽ ചെയ്യുവാനായി നമുക്ക് ഓരോ മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.എല്ലാം എളുപ്പത്തിലാക്കാനായി ഓരോന്നിനും ഓരോ ട്രിക്കുകൾ ഉണ്ട്.എന്നാൽ നാം അത് മനസിലാക്കാതെ ആരോ പറഞു തന്ന വഴികളിലൂട പിന്തുടരുകയാണ്, നമ്മുടെ നിത്യ ജീവിതത്തിൽ ദിവസവും പുതിയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ് നമ്മൾ അറിവുകൾ നമ്മുടെ ജീവിത നിലവാരം കൂട്ടുന്നതിനും സഹായിക്കുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ അരിജിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പങ്കു വെക്കുന്നു. പച്ചമുളക് വീട്ടിൽ മേടിച്ചിട്ടും ഈ ഒരു ട്രിക് ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ എന്റെ ഈശ്വരാ…. കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ, കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. എന്റെ പേര് അഖില രാജീവൻ. തൃശൂർ ആണ് എന്റെ സ്വദേശം. സിനിമകളെ ഒരുപാട് ഇഷ്ടപെടുന്ന ഞാൻ എന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുനതും അതിനു വേണ്ടി തന്നെയാണ്. സിനിമ എന്നത് പോലെത്തന്നെ പാചകവും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമ സീരിയലുകളെ കുറിച്ചും റെസിപ്പികളെ കുറിച്ചും എഴുതുന്നതാണ് എന്റെ പ്രധാന ഹോബി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും എനിക്ക് വിലപ്പെട്ടതാണ്. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. കൊമ്പു ഒടിയുംവിധം വഴുതന ഉണ്ടാകാൻ ഒരൊറ്റ സ്പ്രേ, എല്ലാ പൂവും കായ് ആയി മാറും മാസ്കിൽ നാരങ്ങാത്തൊലി കൊണ്ടുള്ള ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ പകുതി പ്രശ്നത്തിന്പരിഹാരം തിരുവനന്തപുരത്ത് വിവാഹറിസപ്‌ഷൻ ഒരുക്കി അപ്സരയും ആൽബിയും സാന്ത്വനത്തിലെ അഞ്‌ജലി… ഇവൾ എത്ര വലുതായാലും കുഞ്ഞു നിലയായി ഞങ്ങൾക്കൊപ്പം ഉണ്ടാകും😍😍😘നിലാബേബിയുടെ ഇംപ്രഷൻ… ഇവിടെയും ഒരു അച്ഛനും അമ്മയും ഉണ്ട്. ആ അച്ഛനാണ് ഇപ്പോൾ പോയത് 💔💔 നെടുമുടിയുടെ നീറുന്ന… അവൽ വിളയിച്ചത് ഇങ്ങനെ ഉണ്ടാക്കണം ഒരു രക്ഷയില്ലാത്ത രുചിയാണ് ഇതുപോലൊരു വീട് ആരും കൊതിക്കും മൂന്നു ബെഡ്‌റൂമോട് കൂടിയ ചിലവ് ചുരുക്കി നിർമിച്ച ഒരു മനോഹര ഭവനം മലയാളി പ്രേഷകരുടെ സ്വന്തം വില്ലത്തി അർച്ചന സുശീലൻ വിവാഹിതയായി..വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന.. യൂസഫലി വാക്ക് പാലിച്ചു: ഇനി ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടിൽ സമാധനത്തോടെ കിടന്നുറങ്ങാം വായ്പ അടവോ, ജപ്തി ഭീഷണിയോ ഓർത്ത് ഇനി കണ്ണുകളും നിറയില്ല എൻറെ പൊന്നു ഷിയാസേ ഇങ്ങനെ ഒരു പണി വേണായിരുന്നോ? പുലിവാലുപിടിച്ച അമൃതയും ന്യൂബിനും! വിവാഹ വാർത്തയോട് പ്രതികരിച്ച് കുടുംബവിളക്ക് താരം അമൃത നായർ ==ഏറ്റവും പുതിയവ ദേശീയപാത വീതി കൂട്ടണം,പക്ഷെ(സെപ്റ്റംബർ, 2010 ദേശീയപാത വീതി കൂട്ടണം,പക്ഷെ ശാസ്ത്രം കെട്ടുകഥയല്ല(ഫെബ്രുവരി 2015 ശാസ്ത്രം കെട്ടുകഥയല്ല യുവസമിതി സംഘടനാരേഖ (സെപ്റ്റംബർ 2017 യുവസമിതി സംഘടനാരേഖ ‎ മിച്ചവീടുകളും കേരളപരിസ്ഥിതിയും (സെപ്റ്റംബർ 2017 മിച്ചവീടുകളും കേരള പരിസ്ഥിതിയും ‎ പരിസരം/വികസനം മിച്ചവീടുകളും കേരളപരിസ്ഥിതിയും (സെപ്റ്റംബർ 2017 മിച്ചവീടുകളും കേരള പരിസ്ഥിതിയും ‎ വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ‎(മെയ് 2014 വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ ‎ വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി (ജനുവരി 2014 വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും(ജനുവരി 2014 പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും ഭക്ഷ്യസുരക്ഷ കൃഷിയും മാലിന്യപരിപാലനവും (ജനുവരി 2014 ഭക്ഷ്യസുരക്ഷ കൃഷിയും മാലിന്യപരിപാലനവും കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014 ജനുവരി 2014 കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014 വേമ്പനാടിനെ വീണ്ടെടുക്കുക (സെപ്തംബർ 2013 വേമ്പനാടിനെ വീണ്ടെടുക്കുക ഗാഡ്‌ഗിൽ റിപ്പോർട്ട്‌; നിലപാടുകളും സമീപനങ്ങളും ജൂലൈ 2013 ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ജലം ജന്മാവകാശം മെയ് 2013 ജലം ജന്മാവകാശം വേണം മദ്യവിമുക്ത കേരളം (ഒക്ടോബർ 2012 വേണം മദ്യവിമുക്ത കേരളം കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക ആണവനിലയങ്ങൾ വേണ്ടേ വേണ്ട സെപ്തംബർ 2012 കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക ആണവനിലയങ്ങൾ വേണ്ടേ വേണ്ട വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം (ജനുവരി 2014 വേണം കേരളത്തിനൊരു ജനപക്ഷഗതാഗതനയം സുപ്രീംകോടതിയുടെ നർമദാ വിധിയും പരിസ്ഥിതി സംരക്ഷണവും (സെപ്തംബർ 2001 സുപ്രീംകോടതിയുടെ നർമദാ വിധിയും പരിസ്ഥിതി സംരക്ഷണവും കേരളത്തിന്റെ ഗതാഗതവികസനവും ശബരിറെയിൽപ്പാതയും(ഒക്ടോബർ 2009 കേരളത്തിന്റെ ഗതാഗതവികസനവും ശബരിറെയിൽപ്പാതയും ദേശീയപാതയുടെ ബി.ഒ.ടി സ്വകാര്യവത്‌ക്കരണം ഒക്ടോബർ 2008 ദേശീയപാതയുടെ ബി.ഒ.ടി സ്വകാര്യവത്‌ക്കരണം ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി ആഗസ്റ്റ് 2008 ഇന്തോ-അമേരിക്കൻ ആണവക്കരാർ ആർക്കുവേണ്ടി? എന്തിനുവേണ്ടി 1 2 3 ആണവക്കരാർ നേരും നുണയും ‎ ആഗസ്റ്റ് 2008 1 2 3 ആണവക്കരാർ നേരും നുണയും എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും‎ ആഗസ്റ്റ് 2012 എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും ആറന്മുള വിമാനത്താവളം അനിവാര്യമോ?(ജൂലൈ 2012 ആറന്മുള വിമാനത്താവളം അനിവാര്യമോ ഗ്രാമത്തിന് മുകളിലെ പുര (ജൂൺ 2012 ഗ്രാമത്തിന് മുകളിലെ പുര ജനസൗഹൃദ മാലിന്യസംസ്കരണം തൃശൂർ നഗര പശ്ചാത്തലത്തിൽ( മാർച്ച് 2012 ജനസൗഹൃദ മാലിന്യസംസ്കരണം തൃശൂർ നഗര പശ്ചാത്തലത്തിൽ എന്തുകൊണ്ട്‌ മറ്റൊരു കേരളം ജനുവരി 2012 എന്തുകൊണ്ട്‌ മറ്റൊരു കേരളം കാർഷിക മേഖലയെ വീണ്ടെടുക്കാൻ നവംബർ 2011 വേണം മറ്റൊരു കേരളം: കാർഷിക മേഖലയെ വീണ്ടെടുക്കാൻ വേണ്ടത്‌ സാമൂഹിക വികസനം (ഒക്ടോബർ 2011 വേണം മറ്റൊരു കേരളം വേണ്ടത്‌ സാമൂഹിക വികസനം അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌ സെപ്തംബർ 2010 അധികാര വികേന്ദ്രീകരണം: ഇനി ചെയ്യേണ്ടത്‌ കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ (മെയ് 2010 കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ വിവരാവകാശം ജനനന്മയ്ക്ക് (ഒക്ടോബർ 2009 വിവരാവകാശം ജനനന്മയ്ക്ക് മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം(മെയ് 2003 65 ദിവസത്തെ മൺസൂൺകാല സമ്പൂർണ്ണ മത്സ്യബന്ധന നിരോധനം മത്സ്യസംരക്ഷണ പരിപാലനത്തിന്‌ അനിവാര്യമോ ധാതുമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യപ്രശ്നങ്ങൾ (ഡിസംബർ 2002 ധാതുമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യപ്രശ്നങ്ങൾ ജനകീയാസൂത്രണം: അനുഭവങ്ങളും അടിയന്തിര കടമകളും (ജനുവരി 2002 ജനകീയാസൂത്രണം: അനുഭവങ്ങളും അടിയന്തിര കടമകളും യുദ്ധം, ഭീകരവാദം, ആഗോളവത്കരണം നവംബർ 2001 യുദ്ധം, ഭീകരവാദം, ആഗോളവത്കരണം ആഗോളവൽക്കരണത്തിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ വിജയഗാഥ(നവംബർ 2001 ആഗോളവൽക്കരണത്തിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ വിജയഗാഥ മാലിന്യസംസ്കരണം മാറേണ്ട ധാരണകൾ മാലിന്യസംസ്കരണം മാറേണ്ട ധാരണകൾ വിദ്യാഭ്യാസം വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം‎ (ജനുവരി 2014 വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം‎ അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക (നവംബർ 2013 അസീസ്‌ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയുക കേരള പാഠ്യപദ്ധതി സംരക്ഷിക്കുക (ആഗസ്റ്റ് 2013 കേരള പാഠ്യപദ്ധതി സംരക്ഷിക്കുക കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക(മെയ് 2009 കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക ബോധനമാധ്യമം മാതൃഭാഷയിൽ (ഒക്ടോബർ 1995 ബോധനമാധ്യമം മാതൃഭാഷയിൽ പരിഷത്തും അക്കാദമികരംഗത്തെ സമരവും (ഒക്ടോബർ 1995 പരിഷത്തും അക്കാദമികരംഗത്തെ സമരവും സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും (ഒക്ടോബർ 1995 സ്വാശ്രയവിദ്യാഭ്യാസവും സാമൂഹിക നീതിയും ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ(ഒക്ടോബർ 1995 ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം( ഒക്ടോബർ2001 കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം ജൻഡർ സ്ത്രീകളുടേതു കൂടിയായ സമൂഹം (ഒക്ടോബർ 2009 സ്ത്രീകളുടേതു കൂടിയായ സമൂഹം പുത്തൻ സാമ്പത്തികനയവും സ്ത്രീകളും (നവംബർ 2001 പുത്തൻ സാമ്പത്തികനയവും സ്ത്രീകളും ആരോഗ്യം വേണം നമുക്കൊരു ജനകീയാരോഗ്യനയം (ജനുവരി 2014 വേണം നമുക്കൊരു ജനകീയാരോഗ്യനയം ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി (സെപ്തംബർ 2012 ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി പനി പനി പനിക്കെതിരെ ജാഗ്രത(ഒക്ടോബർ 2009 പനി പനി പനിക്കെതിരെ ജാഗ്രത ജീവിതശൈലിയും ആരോഗ്യവും (ഏപ്രിൽ 2008 ജീവിതശൈലിയും ആരോഗ്യവും ലഘുപുസ്തകങ്ങൾ ശാസ്ത്രം കെട്ടുകഥയല്ല(ഫെബ്രുവരി 2015 ശാസ്ത്രം കെട്ടുകഥയല്ല ശാസ്ത്രവും സമൂഹവും(ഒക്ടോബർ 2009 ശാസ്ത്രവും സമൂഹവും അത്ഭുതകരമായ ആകാശം (ഒക്ടോബർ 2009 അത്ഭുതകരമായ ആകാശം കാലം തെറ്റിയ കാലാവസ്ഥ (ഒക്ടോബർ 2009 കാലം തെറ്റിയ കാലാവസ്ഥ ചാൾസ് റോബർട്ട് ഡാർവിൻ (ഒക്ടോബർ 2009 ചാൾസ് റോബർട്ട് ഡാർവിൻ മനുഷ്യന്റെ ഉത്പത്തിയും പരിണാമവും(ഒക്ടോബർ 2009 മനുഷ്യന്റെ ഉത്പത്തിയും പരിണാമവും സംഘടന സുവർണ ജൂബിലി നവകേരളോത്സവം -കൈപ്പുസ്തകം[[സുവർണ ജൂബിലി നവകേരളോത്സവം -കൈപ്പുസ്തകം സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവത്തിന്റെ ഭാഗമായി കേരള ലീഗൽ സർവ്വീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്യാമ്പ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉമേഷ് ഉദയ് ലളിത് ഉത്ഘാടനം ചെയ്യും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, പാൻ ഇന്ത്യാ ലീഗൽ അവയർണ സ് ആന്റ് ഔട്ട്‌റീച്ച് ക്യാമ്പയിൻ, കേരള വെള്ളാർ ആർട്ടസ് ആൻറ് ക്രാഫറ്റസ് വില്ലേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 31വൈകിട്ട് മൂന്നിനാണ് ക്യാമ്പ് നടക്കുന്നത്. ഡെസ്‌ക്‌ടോപ്പുകളില്‍ ഇനി വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് ഡെസ്‌ക്‌ടോപ്പുകളില്‍ ഇനി വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിയിരുന്നു വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്‌ടോപ്പുകളിലെ തങ്ങളുടെ ആപ്പ് വഴി ഇനി വോയ്‌സ് കോളുകളും വീഡിയോ കോളുകളും ചെയ്യാമെന്ന് വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമായി ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിതുടങ്ങിയിരുന്നു. ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ വോയ്‌സ്, വീഡിയോ കോളിംഗ് ഫീച്ചര്‍ കൊണ്ടുവന്നതായി ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പേഴ്‌സണല്‍ കംപ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും വലിയ സ്‌ക്രീനിലൂടെ സംസാരിച്ച് സഹപ്രവര്‍ത്തകരുമായി ജോലി ചെയ്യുന്നത് കൂടുതല്‍ എളുപ്പമാണെന്നും വലിയ കാന്‍വാസില്‍ കുറേക്കൂടി വ്യക്തമായി നിങ്ങളുടെ കുടുംബത്തെ കാണാന്‍ കഴിയുമെന്നും കൈകള്‍ സ്വതന്ത്രമാക്കി മുറിയില്‍ സംസാരിച്ചുകൊണ്ട് നടക്കാമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അനുഭവേദ്യ വിനോദ സഞ്ചാരത്തിന് 'സ്ട്രീറ്റ്' പദ്ധതി പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ് രീതികളില്‍ വോയ്‌സ് കോള്‍, വീഡിയോ കോള്‍ നടത്താന്‍ കഴിയും. ഡെസ്‌ക്‌ടോപ്പ് ആപ്പിലെ പുതിയ ഫീച്ചര്‍ മികച്ച അനുഭവമായി മാറുമെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി വാട്‌സ്ആപ്പ് ചെയ്തത്. സ്‌ക്രീനില്‍ പ്രത്യേക വിന്‍ഡോയായി ‘വാട്‌സ്ആപ്പ് ഫോര്‍ ഡെസ്‌ക്‌ടോപ്പ്’ പ്രത്യക്ഷപ്പെടും. യൂസര്‍മാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ വിന്‍ഡോയുടെ വലുപ്പം കൂട്ടാനും കുറയ്ക്കാനും കഴിയും. എപ്പോഴും മുകളിലായിരിക്കും ഈ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ വിന്‍ഡോകളും ബ്രൗസര്‍ ടാബുകളും തുറക്കുമ്പോള്‍ നിങ്ങളുടെ വീഡിയോ ചാറ്റുകള്‍ നഷ്ടപ്പെടില്ല. ഡെസ്‌ക്‌ടോപ്പ് ആപ്പിലെ എല്ലാ വോയ്‌സ് കോളുകളും വീഡിയോ കോളുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് വാട്‌സ്ആപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൊബീല്‍ ഡിവൈസുകളില്‍നിന്നും ഡെസ്‌ക്‌ടോപ്പ് പിസികളില്‍നിന്നും കോള്‍ ചെയ്യുമ്പോള്‍ ഒരേ സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളായിരിക്കുമെന്ന് കമ്പനി പിന്നെയും വ്യക്തമാക്കി. ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി വാട്‌സ്ആപ്പ് വെബിനും ഡെസ്‌ക്‌ടോപ്പിനുമായി ജനുവരിയില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഡിവൈസുകള്‍ ലിങ്ക് ചെയ്യുമ്പോള്‍ ഫേസ്, ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് ഫീച്ചറാണ് കൊണ്ടുവന്നത്. നിങ്ങളുടെ വാട്‌സ്ആപ്പ് എക്കൗണ്ട് കംപ്യൂട്ടറുമായി ലിങ്ക് ചെയ്യുമ്പോള്‍ പുതിയ ഫീച്ചര്‍ വഴി അധിക സുരക്ഷയാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. വാട്‌സ്ആപ്പ് എക്കൗണ്ട് കംപ്യൂട്ടറുമായി ലിങ്ക് ചെയ്യുന്നതിന് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി അണ്‍ലോക്ക് മാര്‍ഗങ്ങളിലൊന്ന് സ്വീകരിക്കാം. Previous വോയ്‌സ് സെര്‍ച്ച് സൗകര്യമൊരുക്കി ഫ്‌ളിപ്കാര്‍ട്ട് Next ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ഹിയറബിള്‍ വിഭാഗത്തിലേക്കും ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം: പ്രധാനമന്ത്രി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ ‘ഹഡില്‍ ഗ്ലോബല്‍’; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സംവിധാനം കേരളം ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു വാക്സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനും ആര്‍ജിസിബിയുടെ രണ്ടാം ക്യാംപസില്‍ സൗകര്യമൊരുക്കും ആയുര്‍വേദത്തിന്‍റെ നന്മകള്‍ക്കൊപ്പം സീതാറാം ആയുര്‍വേദ ഫര്‍മസി; നൂറാം വാര്‍ഷികം ആഘോഷിക്കുന്നു കെ.എസ്.ആർ.ടി.സിക്ക് അടുത്തമാസം 100 പുതിയ ബസുകൾ ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി ഈ ഭയമൊക്കെയുണ്ടെങ്കിലും, ഗോപുവും അവന്റെ രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള ആ കൊച്ചു വാടകവീടും തിരുമംഗലം പരിസരവും എന്നെസ്സംബന്ധിച്ചു പറഞ്ഞാൽ സ്വർഗ്ഗം തന്നെയായിരുന്നു. ഗോപുവിന്റെ മൂത്ത പെങ്ങൾ സുഭദ്രയായിരുന്നു എന്റെ ബാല്യത്തിലെ സ്ത്രീസൗന്ദര്യ സങ്കൽപ്പം. എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതു് ആ വീടിനെയാണ്. വല്ലപ്പോഴും സ്കൂൾ വെക്കേഷന് അവിടെപ്പോയി താമസിക്കാൻ കിട്ടുന്ന അവസരത്തിനായി ഞാൻ കൊല്ലം മുഴുവൻ കാത്തിരിക്കുമായിരുന്നു. ഗോപുവുമായി കാർത്തികേയന്റെ കൂൾ ബാറിലേയ്ക്കു നടക്കുമ്പോൾ ഞാൻ ഇതെല്ലാം ഓർത്തു. ‘എട്രാ, പണ്ടു നീയും ഞാനും ഓടിക്കളിച്ച സ്ഥലം ഓർമ്മയുണ്ടോ? മൈക്രോവേവ് സ്റ്റേഷൻ ചൂണ്ടിക്കാട്ടി ഗോപു ചോദിച്ചു. “ഉവ്വ്, അന്നിതൊരു ഒഴിഞ്ഞ പറമ്പല്ലായിരുന്നോ? ലതികച്ചേച്ചിയ്ക്കുവേണ്ടി ചമ്പകത്തിന്റെ കമ്പു മുറിച്ചെടുത്തത് ഇവിടന്നല്ലായിരുന്നോ?” കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ എതിരെ ഒരാൾ വന്നു ഗോപുവിനോടു കുശലം പറഞ്ഞു. അമ്പതിനടുത്തു പ്രായം വരും. ഒരു മാതിരി ഇരുനിറം. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. നീണ്ട മുടി തലയിൽ കെട്ടിവച്ചിട്ടുണ്ടു. അവിടവിടെ നരച്ച നീണ്ട താടി മുഖത്തിന്റെ അഭംഗിക്കു ആക്കം കൂട്ടി വല്ലാത്ത ഒരു രൂപം. ഷർട്ടില്ല. കഴുത്തിൽ വലിയ രുദ്രാക്ഷമാലി തൂങ്ങിക്കിടക്കുന്നു. ഭുജത്തിൽ ചുവന്ന ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം? “എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ? “സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു. “ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?” “അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി. അർദ്ധനിമീലിതങ്ങളായ ആ നയനങ്ങളിൽ ഒരു “ഒഴിവുള്ളപ്പോൾ ഇയാളെയും കൊണ്ടു വാ; നമുക്കു പല കാര്യങ്ങളും സംസാരിച്ചിരിക്കാം” അവസാനം അദ്ദേഹം ഗോപുവിനോടു പറഞ്ഞു. ഞങ്ങൾ നടന്നു. “ഖി ഖി ഖി ഖി.” ഗോപു ഉറക്കെ ചിരിച്ചു, “എടാ.അതു പരമ ബോർ ആട്ട ‘ “രണ്ടിനെയും കളിച്ചെന്നു പറ’ എനിക്കു തല ചുറ്റി. ഭാഗ്യവാൻ “പിന്നെപ്പറയാമെടാ..രണ്ടെണ്ണം അകത്തുചെന്നാലേ അതിന്റെ ഒഴുക്കു ശരിയാകൂ.” കാർത്തികേയന്റെ കൂൾ ബാറിലെത്തിയ ഞങ്ങൾ നേരേ മുകളിലത്തെ ഫ്ലോറിലുള്ള മുറിയിൽ ഇരുന്നു. പത്രോസ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു വെളുക്കെ ചിരിച്ചു. “എന്താ മുഖത്തൊരു യോനീപ്രസാദം? ഗോപു കളിയാക്കി, “ങ്ങാ..ഒരു ഫുള്ളം പതിവു സാധനങ്ങളും കൊണ്ടു വാ” സാധനം എത്തിയപ്പോൾ ഗോപു ഉഷാറായി. ചിയേഴ്സ് അടിച്ചു ഞങ്ങൾ ആദ്യ പെഗ് മൊത്തിക്കുടിച്ചു. “എടാ, നിന്റെ ആ സ്റ്റാഫിന്റെ കാര്യം.ഒരു മണിക്കുട്ടി ഓമനപ്പേര് അല്ലേ? കൊള്ളാം! സ്റ്റ്ലാഫിനെ വേണം, ഓമനപ്പേരിട്ടു പത്രോസ് ഒരു നേർത്ത മുല്ലമാലയുമായി എത്തി. മുല്ലപ്പുവിന്റെ സൗരഭ്യം അവിടെയാകെ പരന്നു. പത്രോസ് മാല ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിൽ ഇട്ടു. ഞാൻ കപ്പലണ്ടി കൊറിച്ചു് കലണ്ടറിലോട്ടു നോക്കി. രാജപാളയത്തിലെ ആണിക്കമ്പനിക്കാരുടെ സപ്തവർണ്ണ കലണ്ടർ. അയ്യപ്പസ്വാമിയുടെ വലിയ ചിത്രം. അതിനുചുറ്റും അയ്യപ്പകഥയിലെ വിവിധദശകൾ കൊച്ചു കൊച്ചു ചിത്രങ്ങളായി കൊടുത്തിരിക്കുന്നു. കാട്ടിൽ മേനക ഉപേക്ഷിച്ചു പോകുന്നതും, മഹർഷി കണ്ടു വളർത്തുന്നതും.അങ്ങനെ. അടിയിൽ രണ്ടിടത്തും നീളൻ ആണിയുടെ വലിയ ഫോട്ടോകൾ..ചിത്രം വച്ച് ആരാധിച്ചോ, പക്ഷേ ആണിയുടെ കാര്യം മറക്കരുത് “എടാ, ഇന്നു നീ റമ്മിനായി ചിലവാക്കിയ ഓരോ പൈസയ്ക്കും വിലയുണ്ടെടാ’ “എന്താ ആദ്യത്തെ പെഗ്ഗിനുതന്നെ പൂസായോ ഗോപൂ? “ഞാൻ മണിക്കുട്ടിയുടെ ചരിത്രം ഒന്നുകൂടി എന്റെ മനസ്സിൽ പരിശോധിച്ചു. എന്റെ ഒരു ഫ്രണ്ട് സെക്യാട്രിസ്റ്റ് ഉണ്ടെടാ; ഞാനവനോടും ആലോചിച്ചു. അവളു കള്ളിയാടാ; മുഴുക്കുള്ളി നിന്നെ അവളു പറ്റിക്കുവായിരുന്നു. വിടെടാ അവളെ, ഞാനാണു നിന്റെ സ്ഥാനത്തെങ്കിൽ അവളെ ആട്ടിപ്പായിച്ചേനേ. ഒരു മണിക്കുട്ടി പോയാൽ വേറേ പത്തു വരും, പത്തു’ “അതു നിനക്കാ ഗോപൂ.എനിക്കു പത്തുപോയിട്ട് ഒന്നിനെ കിട്ടണമെങ്കിൽ ഞാൻ തലകുത്തി മറിയണം. നിന്റെ വഴിയേ ഞാൻ പോയാലേ, കാക്ക് പോയ വഴിയേ ഹംസം പോയതു പോലാകും.” “കാക്കയ്ക്കു പറക്കാനുള്ള കഴിവുണ്ട്. ഹംസത്തിനതില്ലല്ലോ. അപ്പൊപ്പിന്നെ കാക്കയെ അനുകരിച്ചാൽ ഹംസത്തിന്റെ ഗതിയെന്താവും? “എനിക്കു നിന്റെ ഉപമയൊന്നും മനസ്സിലാവത്തില്ല, എടാ, നിന്റെ ഈ സാഹിത്യവാസന വല്ല സിനിമാ തിരക്കഥ എഴുതാൻ ഉപയോഗിച്ചുകൂടെ? ഞാൻ ആ വഴിക്കു ശ്രമിക്കട്ടെ? “ആരു തരാനാ നമുക്കൊക്കെ ഒരു ചാൻസ് ഗോപൂ.അതു പോട്ടെ, മണിക്കുട്ടിയുടെ…’ എടാ, ബലാൽക്കാരമായി അവളുടെ സീലൊക്കെ പൊട്ടിച്ചു, പുറ്റീന്നു ചോരയൊക്കെ വന്നാലേ ബോധക്കേടിനു ചാൻസുള്ളൂ.അകത്തുകേറ്റുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ട്. ഞാനൊരു സംഭവം പറയാം. ഒരു ദിവസം ഒരാൾ കുമ്പസരിച്ചു. ‘അച്ചോ, എനിക്കൊരു അബദ്ധം പറ്റി ‘എന്തബദ്ധം? ‘ഞാൻ എന്റെ ഭാര്യടെ ഒരു കൂട്ടുകാരിയുമായി…ഞങ്ങൾ തുണിയൊക്കെ അഴിച്ചു കെട്ടിപ്പിടിച്ചു.” ‘അകത്തു കേറ്റിയില്ല; പുറത്തൊക്കെ വച്ച് ഉരച്ചു സുഖിച്ചു’ ‘രണ്ടും തൃമിൽ വ്യത്യാസമില് അയാൾ മാറി നിന്നു സ്തുതി ചൊല്ലി. പിന്നെ നേർച്ചപ്പെട്ടിയുടെ അടുത്തു കുറച്ചുനേരം നിന്ന് പോകാൻ തുടങ്ങി. അച്ചന്നു കാകദ്യഷ്ടിയായിരുന്നു. ‘ഞാനെല്ലാം കണ്ടു; നീ നേർച്ചപ്പെട്ടിയിൽ കാശൈാന്നും ഇട്ടില്ല’ ‘ഞാൻ അൻപത്തിന്റെ നോട്ട് പെട്ടിയേലിട്ടുരച്ചു. പുറത്തിട്ടുരയ്ക്കുന്നതും അകത്തിടുന്നതും ഒന്നാണെന്നു അച്ചൻ തന്നെയല്ലേ പറഞ്ഞതു’ ഗോപു ചിരിച്ചു. ‘അകത്തുവച്ചു ചെയ്യാലത്തെ കാര്യങ്ങൾ പുറത്തെ പരിപാടികൊണ്ടു വരില്ല മോന്നെ.പോരെങ്കിൽ കാഷ്വൽറ്റിയിലെ ഡോക്ടറും അവൾക്കൊന്നും ഇല്ലെന്നല്ലേ പറഞ്ഞത്? ‘സാറിനോടുള്ള സ്നേഹം കൊണ്ടാ കാര്യമെന്താണെന്നു വീട്ടിൽ പറയാത്തതു്’ എന്ന അവളുടെ ഭീഷണിയിൽനിന്നു തന്നെ സത്യം അറിയാമല്ലോ. കണ്ണു മേൽപ്പോട്ടാക്കിയതും മറ്റും അവളുടെ അഭിനയം. കള്ളിയെ സിനിമയിൽ ചേർത്താൽ ഉർവ്വശിപ്പട്ടം കിട്ടും. ഞാനാണെങ്കിൽ അവളുടെ പൂറുപൊളിയുന്നവരെ പണ്ണിയേനേ. എന്നിട്ട് അവളുടെ കാമുകനെ അറിയിച്ചേനേ!” എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടില്ല. ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു. എന്റെ തല പെരുക്കുന്നപോലെ തോന്നി. ഞാൻ വേഗം സോഡായും റമ്മും ചേർന്ന മിശ്രിതം നിറച്ചു ഗ്ലാസ്സ് കാലിയാക്കി. “എനിക്കെല്ലാം മനസ്സിലായി – ‘ബുദ്ധിപൂർവ്വം സംസാരിക്കണം’ എന്നാണല്ലോ അരുളപ്പാടു.അതെങ്ങനെയാണെന്നറിഞ്ഞാൽക്കൊള്ളാം” അവൾ വിളിച്ച വിവരം ഞാൻ പറഞ്ഞു. ‘ഒന്നാമത് നീ അവളുടെ ഒരു കണ്ടീഷനും അംഗീകരിക്കരുതു; മനസ്സിലായോ? തൊടാൻ പാടില്ല, എന്നൊക്കെ അവളു പറഞ്ഞാൽ അങ്ങനെ വാക്കു തരാൻ പറ്റില്ല എന്നു പറയണം; അത്യാവശ്യം മസ്സാജിനുള്ള അനുവാദം നീ അവളെക്കൊണ്ടു സമ്മതിപ്പിക്കണം” ‘രണ്ടാമത്, ‘ഒഫെൻസ് ഇസ് ദി ബെസ്റ്റ് ഡിഫെൻസ് കേട്ടിട്ടില്ലേ?” ‘ഉണ്ട്.ഞാൻ എന്തു ചെയ്യണം?” ‘അവൾ നിന്നെ ബ്ലാക്സ് മെയിൽ ചെയ്യും മുമ്പ് നീ അവളെ ചെയ്യണം” “ബ്ലാക്സ് മെയിലോ?” ‘പറയാം; മൂന്നമത്, നീ അവളെ കല്യാണം കഴിക്കാൻ തയ്യാറാകണം” ‘ഗോപൂ.ഇതു കുറെ കടന്ന കയ്യായിപ്പോയി. ഓഫീസിൽ നിർത്തുന്ന പെണ്ണുങ്ങളെ മുഴുവൻ ഞാൻ കെട്ടാൻ പോയാൽ..എന്റെ ഭാര്യ എന്നെ വീട്ടീന്നു് ഇറക്കിവിടും” ഇതിന്റെ ഭാഗമാണെടാ; ആവശ്യമെങ്കിൽ നിന്റെ സ്വയരക്ഷയ്ക്കാ ഞാനിതു പറയുന്നത്; നീ ബുദ്ധിമാനാ, ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായല്ലോ?” ‘ആയി..” “എനിക്കു നിൻാത്രയും കമ്പ്യൂട്ടറും മറ്റും അറിയത്തില്ല. ലാപ്ടോപ്പിൽ ക്യാമറ ഉണ്ടോ?” എന്റെ തലയിൽക്കൂടി കൊള്ളിയാൻ മിനി, “പത്രോസേ..ഒരു സോഡാകൂടി.ഗോപൂ.എല്ലാം വൃക്ടം; ഇനി ഒന്നും പറയണ്ട“ ഞാൻ എഴുന്നേറ്റ അവനെ കൈകൂപ്പി, ‘ഗോപൂ.ഇത്തരം അടവുകൾക്ക് രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ വല്ലതും ഉണ്ടെങ്കിൽ അതു നിനക്കു തരാൻ ഞാൻ ഡീ ജീ പീയ്ക്കു കത്തെഴുതാം” “അതൊന്നും വേണ്ടെടാ എനിക്കു അവാർഡുകളിലൊന്നും താൽപ്പര്യമില്ല; നീ ഒന്നു പണ്ണിത്തെളിഞ്ഞാൽ മതി. ഇത്തവണ മണിക്കുട്ടിയുടെ പൂറ്റിൽ കുണ്ണ് കേറട്ടെ” ഗോപു എന്റെ തലയിൽ കൈവച്ചു. വികാരഭരിതവും ഭക്ടിനിർഭരവുമായ ഈ രംഗം കണ്ടു പത്രോസ് തരിച്ചുനിന്നു. ഭയഭക്ടിബഹുമാനങ്ങളോടെ രണ്ടു സോഡാക്കുപ്പി വച്ചിട്ടു പിൻവാങ്ങി. എനിക്കു പെട്ടെന്നു റാട്ടിന്റെ കാര്യം ഓർമ്മവന്നു. “ആ പരബ്രഹ്മ റാട്ടിന്റെ കാര്യം ഒന്നു പറ; എങ്ങനെയാ ഇത്തരം ആദ്ധ്യാത്മ പുരുഷന്മാരെ, അഥവാ, അവരുടെ പെണ്ണുങ്ങളെ തട്ടിയെടുത്തതു?” ‘ഖി ഖി ഖി ഖി.അതൊരു രസകരമായ നാടകമാടാ.ഞാനും ചിലതൊക്കെ അഭിനയിക്കേണ്ടിവന്നു. നിനക്കു കേൾക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വേറൊരിക്കൽ പറയാം; ഇന്നെനിക്കു നേരത്തേ പോയിട്ടു കാര്യമുണ്ട് ‘ആ പരബ്രഹ്മ റാട്ടു പുറത്തേയ്ക്കു പോയ തക്കം നോക്കി അയാടെ വീട്ടിൽ കേറാനായിരിക്കും” ഞാൻ വിട്ടില്ല. ‘ഹും…അങ്ങനെയുമാകാം.ആ കഥയൊക്കെ പിന്നെപ്പറയാം” ‘ഇപ്പൊ കോഴിക്കോട്ടെ കമ്പോള നിലവാരം ചർച്ച ചെയ്യണമായിരിക്കും; അല്ലേ?” ഗോപു ചിരിച്ചു. റാട്ടിന്റെ കഥ പറയാനുള്ള മൂഡല്ല അവന് എന്നെനിക്കു മനസ്സിലായി. ‘എടാ. ഒരു കാര്യം; മറ്റേപ്പെണ്ണു പറഞ്ഞു നിനക്കു കാര്യങ്ങൾ അറിയാം എന്നു നീ തൽക്കാലം അവളെ അറിയിക്കരുതു” ‘ആ പേരെങ്ങനെ വന്നു.അതൊന്നു പറ” ‘അയാളുടെ പേരു് പ്രഭാകര കൈമൾ എന്നാ; അതാ പിന്നെ പരബ്രഹ്മ റാട്ടായതു; അതിന്റെ കാര്യം.” പടി കയറി കാർത്തികേയൻ വന്നു. ‘രണ്ടുപേരും കൂടി തണ്ണിയടിച്ചു് ആ പരബ്രഹ്മ റാട്ടിന്റെ കാര്യം പറയുവാ?” കാർത്തികേയൻ ചിരിച്ചു. ‘പിന്നില്ലേ? പഴേ തറവാടല്യോ? കൊല്ലും കൊലയും ഉണ്ടായിരുന്ന കുടുംബമല്ലേ.അയാളെ ആദ്യം പ്രഭാകര റാട്ടെന്നാ വിളിച്ചിരുന്നത്. പണ്ടിയാളു ഗാന്ധിജി മോഡലിൽ ദിവസവും അരമണിക്കുർ റാട്ടിൽ നൂൽ നൂൽക്കുമായിരുന്നു. ചർക്കയേ; അങ്ങനെയാ അയാളെ റാട്ടെന്നു വിളിക്കാൻ തുടങ്ങിയത്. അയാളു പണ്ടു ഹനുമാൻ സേവ് ചെയ്തതാ, കദളീവനത്തിൽപ്പോയി തപസ്സിരുന്നൊ കേട്ടതു്” ‘എവിടെയാ ഈ കദളീവനം?“ ഞാൻ തിരക്കി. ‘കർണ്ണാടകയിലാ അതു; അതോ ഇനി ആന്ധ്രയിലോ.” ‘ഹനുമാനെ കാണാൻ കദളീവനത്തിലൊന്നും പോകണ്ട; ഇവിടെത്തന്നെ ആളുണ്ടല്ലോ“ ഓംലെറ്റുമായി വന്ന പത്രോസിനെ നോക്കി ഗോപു ആർത്തു ചിരിച്ചു. ‘അതാ അയാളു കല്യാണം കഴിക്കാൻ കണ്ടമാനം വൈകിയത്. പിന്നെ അമേടെ നിർബ്ബന്ധം കൊണ്ടാ പെണ്ണു കെട്ടിയതു്. അയാടെ പെണ്ണുമ്പിള്ളയാനേ. തങ്കം പോലത്തെ ഒരു സ്ത്രി; അൽപ്പം തടിച്ചു് നല്ല എടുപ്പല്ലേ. പരപുരുഷന്മാരുടെ മുഖത്തുപോലും അവരു നോക്കത്തില്ല” ഞാൻ ഗോപുവിന്റെ മുഖത്തു നോക്കി. ഗോപു ഗ്ലാസ്സ് മേശപ്പുറത്തുവച്ചു. ‘ഓച്ചിറേപ്പോയീ നാൽപ്പത്തൊന്നു ദിവസം ഭജനയിരുന്നപ്പം പരബ്രഹ്മം തലേലോട്ടെറങ്ങിയെന്നാ ആളുകളു പറയുന്നത്.” ‘തലയിലോട്ടെറങ്ങാൻ പരബ്രഹ്മം എന്താ നല്ലെണ്ണയോ മറ്റോ ആണോ?” ഗോപു കളിയാക്കി. ‘ആർക്കറിയാം അതൊക്കെ? കാള തിരിഞ്ഞുകുത്തിയതാണെന്നും ചിലരു പറയുന്നുണ്ട്.” ഗോപു കൊടുത്ത ഒരു പെഴ്സ് കഴിച്ചുകൊണ്ടു കാർത്തികേയൻ തുടർന്നു, ‘അതിൽപ്പിന്നെ അയാളെ പരബ്രഹ്മറാട്ടെന്നു വിളിക്കാൻ തുടങ്ങി. അയാൾക്കറിയാന്മേലാത്ത ഒരു സംഗതീം ഇല്ല; പുരാണം, ജോത്സ്യം, കൈനോട്ടം പറഞ്ഞാൽ അച്ചിട്ടയാ. ഞങ്ങാ..എനിക്കു താഴെ പണിയൊണ്ടു് കാർത്തികേയൻ താഴോട്ടുപോയി. കായംകുളത്തു ബസ്സിറങ്ങിയപ്പോൾ ഒരു സോഡാനാരങ്ങാ കുടിക്കണമെന്നു തോന്നി. അപ്പോഴുണ്ട്, ഒരാൾ; ഷണമുഖൻ. മോഹൻ മേനോൻ തന്ന അസുലഭമായ രതിവിരുന്നിനുശേഷം കുണ്ടന്മാരെപ്പറ്റിയുള്ള എന്റെ ധാരണയ്ക്കു സമൂല മാറ്റം വന്നു. അവരും വിചാരിച്ചാലും ചിലതൊക്കെ നടക്കും എന്നെനിക്കു ബോദ്ധ്യമായി. ഊണു തന്നില്ലെങ്കിലും ഊട്ടുപുര കാണിക്കാൻ അവർക്കാവും. “അതെനിക്കറിയില്ല. എന്റെ കല്യാണം നിശ്ചയിച്ചു. ഒത്തിരി ആലോചന ഞാൻ ഒഴിച്ചുവിട്ടു. സർക്കാർ ജോലിയല്ലേ..ഒന്നു വിട്ടാൽ വേറേ പത്തെണ്ണം വരും. എന്റെ കഴിഞ്ഞിട്ടുവേണം അനിയത്തിയുടെ കാര്യം നോക്കാൻ; എനിക്കു് ഒഴിഞ്ഞുമാറാൻ പറ്റുന്നില്ല. ഹരിപ്പാട്ടെ പെണ്ണാ. ജോലിയൊന്നുമില്ല; കല്യാണം അടുത്തുതന്നെയുണ്ട്. ഞാൻ വിളിക്കാം” ഈ రె രീതിയൊക്കെ മറക്ക് ആണും പെണ്ണും തമ്മിലാ ചേർച്ച. അല്ലാതെ ആണും ആണും തമ്മില്ല; ‘ഉവ്വ് ഞാൻ ആ രീതിയിൽ ചിന്തിക്കാനാ ശ്രമിക്കുന്നതു്” ‘ശ്രമിച്ചാൽപ്പോരാ; അങ്ങനെ മാത്രമേ പാടുള്ളൂ. പഴയ പരിപാടിയെപ്പറ്റി ഇനി ആലോചിക്കാൻ പോലും പാടില്ല. ഉറപ്പു താ” ‘ഉറപ്പ് അവൻ എന്റെ കൈപിടിച്ചു. ഞാൻ നടന്നു. “പ്രേമാ” അവൻ വീണ്ടും വിളിച്ചു. ‘എന്താടാ?” ‘എന്നെ നിന്റെ ഓഫീസൊന്നു കാണിക്കണം” ഞാൻ അവനെയും കൊണ്ട് ഓഫീസിൽപ്പോയി. വല്ലപ്പോഴും ഒത്തുകിട്ടിയാൽ ചരക്കുകളെ ഇവിടെവച്ചു പണ്ണാറുണ്ടെന്നു ഞാൻ പറഞ്ഞു. ‘ഭാഗ്യവാനാ നീ പ്രേമാ; എനിക്കതിനു കഴിയുന്നില്ലല്ലോ” ‘ഇന്നുമുതൽ നീ പുതിയൊരു മനുഷ്യനാ ഷണ്മുഖാ” ‘സമ്മതിച്ചു.അതിന്റെ സന്തോഷത്തിന് അവസാനമായി നമുക്കു രണ്ടുപേർക്കും ഇവിടെവച്ചു കൂടിയാലോ? ഒത്തിരി നാളായി പ്രേമാ മധുരമുള്ള പാലു കുടിച്ചിട്ട്.തൊണ്ടയിലാണെങ്കിൽ ഭയങ്കര ചൊറിച്ചില് സ്തംഭിച്ചുപോയി. എന്നാണിവനൊക്കെ രക്ഷപ്പെടുക? പതിനഞ്ചു ദിവസമെങ്കിലും യോനീസ്പർശമേൽക്കാതെ പരിപാവനമായി വൃഷണസഞ്ചികളിൽ ശേഖരിച്ചു വച്ചു ശുക്ലം മധുസമാനവും ഔഷധഗുണമുള്ളതുമാകുന്നു എന്ന കാര്യത്തിൽ മോഹനനും ഇവനും അഭിപ്രായവ്യത്യാസമില്ല എന്നു മനസ്സിലായി. അതു പകരുന്ന വേളയിൽ ധമനികളിൽ ചോരനിറഞ്ഞു വിജ്യംഭിതമായ ലിംഗം, തൊണ്ടയിലെ ചൊറിച്ചിൽ മാറ്റാനും അത്യുത്തമം എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടു പക്ഷമില്ല. “അതൊന്നും ചിന്തിക്കല്ലേ.ഷണ്മുഖാ.പ്ലീസ്..ഒന്നിൽ തുടങ്ങി പലതാകും. നാളെ കല്യാണം കഴിഞ്ഞ് നിന്റെ പെണ്ണിനെ കളിക്കേണ്ടതാ.നിന്റെ ഈ നാറിയ ഏർപ്പാടു് അവളെങ്ങാനും അറിഞ്ഞാൽ…? അവളെങ്ങാനും വീട്ടുകാരോടു പറഞ്ഞാൽ.” “അയ്യോ..എനിക്കത് ആലോചിക്കാൻപോലും വയ്യ. ഇപ്പൊ എന്നെപ്പറ്റി വീട്ടുകാർക്കു സംശയം പോലുമില്ല” ‘എങ്കിൽ മോൻ ചെല്ല്” അവൻ പോയി. ഞാൻ വീട്ടിലോട്ടു തിരിച്ചു. തിങ്കളാഴ്ചച്ചു മണിക്കുട്ടി വന്നു. എനിക്കവളെ കണ്ടപ്പോൾ സന്തോഷമായി. അവൾ അഭിനയക്കാരി ആവട്ടെ, ദുഷ്ടയാവട്ടെ, എനിക്കവളെ ജീവനാണ്; അവൾ എന്റെ മണിക്കുട്ടിയാണ്. ‘സരിത്ര പോയി മണിക്കുട്ടീ, അവൾ ഒരു പണിയു ചെയ്യില്ല. സമയത്തിനു വരത്തില്ല. ഞാനവളെ എന്നേ പറഞ്ഞു വിട്ടു “അതു പോട്ടെ; നീ അകത്തുവാ“ ഞാനവളെ അകത്തെ മുറിയിലേയ്ക്കു ക്ഷണിച്ചു. മടി അഭിനയിച്ച് അവൾ വന്നു. “ശ്ശോ..ഒന്നു പതുക്കെ കെട്ടിപ്പിടിക്കു സാറേ, നോവുന്നു”. അവൾ പരിഭവിച്ചു. പത്തുമിനിട്ടോളം ഞാൻ അവളെ കെട്ടിപ്പിടിച്ചു നിന്നു. ഒത്തിരി നാളായിട്ടു. ഈ പൂമേനിയുടെ ചൂടനുഭവിച്ചിട്ടു. ‘വന്ന കാര്യം പറയാൻ എന്നോടൊന്നും ചോദിച്ചില്ലല്ലോ” പിടിവിട്ടു മാറിനിന്നു മണിക്കുട്ടി ചോദിച്ചു. ‘പിന്നേ..ഞാൻ പഴയ മണിക്കുട്ടി അല്ല. ‘മണിക്കുട്ടീ’ എന്നൊക്കെ വിളിച്ചോ, പക്ഷെ ഞാൻ പഴയ ആളല്ല” “പിന്നെ ആരാ?” ഞാൻ ചിരിച്ചു. “ഞാനിപ്പം സൗമ്യയാ; പഴയപോലെ മസ്സാജും മറ്റു ചീത്ത പരിപാടീം ഒന്നും പറ്റുകേല; അത്യാവശ്യം ഇതുപോലെ കെട്ടിപ്പിടിച്ചോ, തോളത്തു കൈവച്ചോ.അതൊന്നും തെറ്റല്ല; മറ്റൊന്നും സമ്മതിക്കുകേല; മനസ്സിലായോ ചെറുക്കാ? സമ്മതിച്ചോ? അവൾ എന്റെ കവിളിൽ നുള്ളി ചോദിച്ചു. അവളെന്റെ കൈപിടിച്ചു. ‘കയ്യേലടിച്ചു സത്യം ചെയ്യേ” ‘സൗമ്യേ..എനിക്കെന്റെ പഴയ മണിക്കുട്ടിയെ വേണം.” ‘എന്നാലേ, ഞാനിപ്പം പോകും” അവൾ കുടയും ബാഗുമെടുത്തു. ‘അങ്ങനെ പോകല്ലേ കണ്ണാ’ ഞാനവളെ തടഞ്ഞു. “എനിക്കു സ്നേഹമുള്ളതുകൊണ്ടല്ലോ നിന്നെ ഇങ്ങനെ കെട്ടിപ്പിടിക്കുന്നതും മറ്റും; നീയില്ലാഞ്ഞു എത്ര നാളാ ഞാൻ വിഷമിച്ചതെന്നറിയാമോ.. ‘സത്യമാണോ? എന്നെ ശരിക്കും അത്രയ്ക്ക് ഇഷ്ടമാണോ?” “അതേടാ മുത്തേ” ഞാനവളെ വീണ്ടും കെട്ടിപ്പിടിച്ചു. “നിസ്സാര കാര്യം പറഞ്ഞു നീ ഇങ്ങനെ എന്നെ വിട്ടു പോകരുതു; നിനക്കെന്നെ ഇഷ്ടമല്ലേ?” ‘വാക്കും നോക്കുമൊന്നും വേണ്ടെടാ; നമ്മൾ തമ്മിൽ സ്നേഹമുള്ളപ്പോൾ പിന്നെന്തു വാക്കു? അതെന്താ ആ പ്രമോദ് അറിയുമെന്നു വച്ചാ ഈ പേടി?” ‘ഏയ്ക്ക്..അവൻ എന്റെ കാമുകനൊന്നുമല്ല; വെറും ഫ്രണ്ടാ; എനിക്കാരേയും ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല” “പിന്നെ നിനക്കെന്താ പ്രശ്നം?” “അതു.ഇതൊക്കെ ചെയ്താൽ ഞാൻ ചീത്ത പെണ്ണാണെന്നു പറയും, ആളുകൾ” ‘എന്നെക്കണ്ടാൽ ചീത്ത പെണ്ണാണെന്നു തോന്നുമോ? സൂക്ഷിച്ചുനോക്കിയിട്ടു. സത്യം പറ് ‘എന്താടാ മണിക്കുട്ടീ ഇതു്? നീ എത്ര നല്ലവളാ..ആരും അങ്ങനെ ചിന്തിക്കത്തില്ല. പിന്നെ.നമ്മൾ രണ്ടും മാത്രം.വേറേ ആരുമായും ചെയ്യല്ലേ..തൊട്ടും പിടിച്ചും ഇങ്ങനൊക്കെ ചെയ്യാൽ അതൊന്നും ഒരു ചീത്ത കാര്യമല്ല പെണ്ണേ” “വല്ലപ്പോഴും കുഴപ്പമില്ല; ചെറിയ മസ്സാജൊക്കെ; എപ്പഴും അതും വച്ചോണ്ടിരിക്കല്ലേ…അങ്ങനെയാണെങ്കിൽ ഞാൻ പോകും” അവൾ വീണ്ടും ബാഗെടുത്തു. ചെയ്യാം. എന്താ? അവൾക്കു സന്തോഷമായി ഒരു അഗ്നിപരീക്ഷയെ അതിജീവിച്ച സന്തോഷമായിരുന്നു, എനിക്കു. ആദ്യത്തെ ദിവസങ്ങളിൽ കെട്ടിപ്പിടിത്തം മാത്രം. പിന്നെപ്പിന്നെ ഞാൻ പഴയപോലെ അവളെ മടിയിൽ കിടത്തി അവളുടെ മുഖം ഓമനിക്കും. ഒരാഴ്ചച്ചകൊണ്ട് അവൾ പഴയ പരിഭവമൊക്കെ മറന്നപോലായി. അവൾ മടിയിൽക്കിടക്കുമ്പോൾ ഞാൻ ലാപ്ടോപ്പിൽ എന്തെങ്കിലും ചെയ്യാറുണ്ട്. അവൾ അതൊന്നും ശ്രദ്ധിക്കാറില്ല. ഒരു ദിവസം രാവിലെ അവൾ മടിയിൽ കിടന്നപ്പോൾ ഞാൻ മെല്ലെ വെബ് കാം മാനേജർ ക്ലിക്സ് ചെയ്തു. അതിലുള്ള വെബ് കാം സെൻറർ ഡബിൾ ക്ലിക്സ് ചെയ്തു. വീഡിയോ റെക്കോഡിംഗ് വിൻഡോ വരുന്നതിൽ സ്റ്റാർട് ക്ലിക്സ് ചെയ്താൽ മുമ്പിൽ നടക്കുന്ന സംഭവങ്ങളുടെ ഷൂട്ടിംഗ് തുടങ്ങും. പിന്നെ ഈ വിൻഡോ മിനിമൈസ് ചെയ്താലും റെക്കോഡിംഗ് നടന്നുകൊണ്ടേയിരിക്കും. മുകളിലെ ബോർഡറിൽ ഒരു കൊച്ചു നീല വെളിച്ചം ഉണ്ടാവും എന്നു മാത്രം. ശബ്ദം അടക്കം കാര്യങ്ങൾ റെക്കോഡ് ആവും. കഴിഞ്ഞ് എഴുന്നേൽപ്പിച്ചിരുത്തി. എന്റെ അടുത്തിട്ടിരിക്കുന്ന സ്റ്റുളിലാണവൾ ഇരിക്കുന്നത്. അവൾ 630000 കടങ്കഥകളും മറ്റും പറഞ്ഞു എന്നോടു ചേർന്നിരുന്നു. ഞാനവളെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നു. “ചെറിയൊരു മസ്സാജ് ചെയ്യാമെടാ“ ഞാൻ ചോദിച്ചു. കുറച്ചുനേരം നിർബ്ബന്ധിച്ചപ്പോൾ മണിക്കുട്ടി സമ്മതിച്ചു. ലാപ്ടോപ്പിന്റെ സ്ക്രീനിന്റെ മുകളിൽ ഒത്ത നടുക്കുള്ള ക്യാമറ ഞാൻ ഞങ്ങൾക്കഭിമുഖമായി വച്ചു. ഞാൻ അവളുടെ സ്റ്റൂളിന്റെ പുറകിലായി നിന്നു. അവൾ കണ്ണടച്ചിരുന്നു. അവളുടെ വണ്ണമുള്ള കയ്യിൽ നിന്നു തുടങ്ങി തോൾ വരെ ഞാൻ തടവി. രണ്ടു കയ്യും. പിന്നെ ചുരീദാറിന്റെ പുറമെല്ലാം തടവി. അധികം നീളമില്ലാത്ത, തോളത്തുനിന്നു അൽപ്പം വരെ താഴ്ന്നുകിടക്കുന്ന അവളുടെ മുടിക്കെട്ടിൽ ഞാൻ ചുംബിച്ചു. അവളുടെ തലമുടിയുടെ ഗന്ധം മാദകമായാണ് എനിക്കു തോന്നിയതു്. കുനിഞ്ഞു ഞാൻ അവളുടെ കൈരണ്ടും പൊക്കി കൈപ്പത്തിയിൽ തുടങ്ങി തടവി കക്ഷത്തിനടിയിലൂടെ മുലയുടെ വശങ്ങളിലൂടെ തടവി. ഓരോ കയ്യും മാറി മാറി തടവി. കൈ താഴോട്ടാകുമ്പോൾ പിന്നെപ്പിന്നെ മുലയുടെ വശത്തു ബലം കൊടുക്കാൻ തുടങ്ങി. ‘കണ്ണു തുറന്നേ.” അവൾ കണ്ണു തുറന്നെന്നെ നോക്കി ചിരിച്ചു. “ഇനി കണ്ണടയ്ക്കു” വയലെറ്റ് നിറത്തിലുള്ള ചുരീദാറാണ് അന്നവൾ ഉടുത്തിരുന്നതു്. നല്ല അയവുള്ളതാണെന്നു ഞാൻ മനസ്സിലാക്കി. അതിന്റെ പുറകിൽ നാലിഞ്ചോളം വരുന്ന ഓപ്പണിംഗ് വെറുതെ ഒരു ഭംഗിക്കു കൊടുത്തിരിക്കുന്നു. രണ്ടു ഹക്കുകളും ഉണ്ട്. ഞാൻ അവളുടെ തലമുടി മെല്ലെ മുൻപോട്ടാക്കി നഗ്നമായ കഴുത്തെല്ലാം തടവി മെല്ലെ മുഖമവിടെ അമർത്തി ഒന്നു രഹസ്യമായി ചുംബിച്ചു. അവിടത്തെ മണവും എനിക്കിഷ്ടമായി. “ഈ കൊളുത്തൊന്നഴിക്കട്ടെ? പ്ലീസ്.മണിക്കുട്ടീ” ‘എന്തിനാ അതഴിക്കുന്നതു്.സാറു ശരിക്കും മസ്സാജ് പഠിച്ചിട്ടുണ്ടോ? അവളെന്നെ നോക്കി. “അതെന്താ മണിക്കുട്ടീ ഒരു സംശയം?” ‘ഉം…അന്നു. വയറു മസാജെന്നു പറഞ്ഞു ചെയ്യുമ്പം എവിടെയൊക്കെയാ പിടിച്ചോണ്ടിരുന്നത്?” അവളെന്നെ അർത്ഥം വച്ചു നോക്കി. “അതു പോട്ടെ.അതു് അന്നത്തെ കാര്യം. വയറു മസ്സാജു ചെയ്യു ചെയ്യു പ്രയോജനമുണ്ടായില്ലേ?” ‘ഉം…അതു ശരിയാ.വയറു കുറഞ്ഞു.ഞാൻ സൂര്യനമസ്കാരവും വീട്ടിൽ വച്ചു ചെയ്തിട്ടാ” സംസാരിച്ചിരിക്കുമ്പോൾ ബ ചുരീദാറിന്റെ കൊളുത്തുകൾ രണ്ടെണ്ണം അവിടെയൊക്കെ കയ്യിട്ട് അമർത്തി തടവി. പിന്നെ എന്റെ കൈകൾ അവളുടെ കഴുത്തിന്റെ മുൻഭാഗത്തു ചെന്നു. ചുരീദാറിന്റെ മുകളിലുള്ള നഗ്നമായ ഇടമെല്ലാം മൃദുവായി തടവി കൈവിരലുകൾ അറിയാത്ത മട്ടിൽ ചുരീദാറിനകത്തു കടക്കാൻ തുടങ്ങി, ഒരൽപ്പം. മൊത്തത്തിൽ കറുത്ത പെണ്ണാണിവൾ എന്നാലും ചുരീദാറിനുൾ വശം നല്ല അഴകുള്ള വെളുപ്പാണു് മുലയുടെ മാംസളമായ മുകൾഭാഗത്ത് എന്റെ കൈ സഞ്ചരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അവൾ എന്റെ കൈ കടന്നുപിടിച്ചു. ‘കൈ അകത്തു കേറ്റണ്ട്” അവൾ പറഞ്ഞു. അവൾ മിണ്ടിയില്ല. ഞാൻ രണ്ടും കൽപ്പിച്ചു കൈകൾ അവളുടെ അരക്കെട്ടിൽ നിന്നു മുകളിലോട്ടു രമില്ലെന്റെ മണിക്കുട്ടി.നമ്മൾ രണ്ടുമല്ലേയുള്ളൂ.എന്റെ ഒരാശയാ…പ്ലീസ്. വിടെ തടവട്ടെ” ‘അവിടൊക്കെയാണോ മസ്സാജ് ചെയ്യുന്നത്? അങ്ങനെയാ ബോധം പോകുന്നതു്” ‘എല്ലായിടത്തു തടവണം; എന്നാലേ നിന്റെ ഈ പേടി പോകൂ.” ‘ഇന്നത്തേയ്ക്കു…പ്ലീസ്…ഞാൻ നിന്റെ കാലു പിടിക്കാം.ബോധമൊന്നും പോയിട്ടില്ലല്ലോ” ‘ശരി.അമർത്തി തടവല്ലേ” എന്റെ ശ്വാസം നേരേ വീണു. എന്റെ കൈകൾ അവളുടെ വയർ ഭാഗത്തു നിന്നു തുടങ്ങി മെല്ലെ “എന്നെന്നും ജന്മം നൽകും ഷാഫിക്കാ, ചൊക്ലി ദേശത്തെ വീരൻ ഷാഫിക്കാ” ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ പുകഴ്ത്തി പാട്ട്; വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഷാഫി; വീഡിയോ ഇവിടെ കാണാം Kerala Speaks “എന്നെന്നും ജന്മം നൽകും ഷാഫിക്കാ, ചൊക്ലി ദേശത്തെ വീരൻ ഷാഫിക്കാ” ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ പുകഴ്ത്തി പാട്ട്; വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഷാഫി; വീഡിയോ ഇവിടെ കാണാം. കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ‘ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ’ എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പാട്ട് ആസ്വദിച്ച്‌ സമീപത്ത് തന്നെ ഇയാള്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. സെപ്തംബര്‍ നാലിനാണ് വീഡിയോ ഷാഫി പങ്കുവെച്ച്‌. ഇപ്പോള്‍ ട്രോള്‍ പേജുകളിലും ഷാഫിയുടെ പാട്ട് നിറയുകയാണ്. ‘ചൊക്ലി ദേശത്ത് എന്നെന്നും കരുത്തായി നമ്മുടെ ഷാഫിക്ക, പാര്‍ട്ടിയെ ഓര്‍ത്ത് കനവ് കാണുന്ന ഷാഫിക്ക, എന്നെന്നും ജന്മം നല്‍കീടുന്ന ഷാഫിക്ക, കരുത്തുള്ള ഹൃദയത്തെ നെഞ്ചോട് ചേര്‍ക്കുന്ന മൊഞ്ചുള്ളോനാ, ശത്രുക്കളെ എന്നെന്നും മിത്രങ്ങളായി കരുതുന്ന നമ്മുടെ മുത്ത് ഷാഫിക്ക’, ഇങ്ങനെ തുടരുന്നു പാട്ട്. പാട്ടിനെ പരിഹസിച്ചുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിക്കുന്നത്.’അയ്യോ ദാരിദ്ര്യ’മെന്നാണ് വീഡിയോയ്‌ക്ക് ഒരാള്‍ കുറിച്ചിരിക്കുന്ന കമന്റ്. വ്യക്തിപൂജ കമ്യൂണിസ്റ്റ് ശൈലിയല്ലെന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക Previous articleനിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ സാമ്പിൾ കൂടി നെഗറ്റീവായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കണ്ടെത്തുക 1 ഹോണ്ട സേവന കേന്ദ്രങ്ങൾ വടക്കൻ 24 പർഗാനകൾ. കാർഡിക്ക് നിങ്ങളെ അംഗീകൃതമായി കണക്റ്റുചെയ്യുന്നു ഹോണ്ട സേവന സ്റ്റേഷനുകൾ ഇൻ വടക്കൻ 24 പർഗാനകൾ അവരുടെ മുഴുവൻ വിലാസവും ബന്ധപ്പെടാനുള്ള വിവരവും. കൂടുതൽ വിവരങ്ങൾക്ക് ഹോണ്ട കാർ ഓപറേഷൻ ഷെഡ്യൂളും സ്പെയർ പാർട്സുകളും താഴെപ്പറയുന്ന സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുക വടക്കൻ 24 പർഗാനകൾ. അംഗീകരിച്ചതിന് ഹോണ്ട ഡീലർമാർ വടക്കൻ 24 പർഗാനകൾ ഇവിടെ ഇവിടെ ക്ലിക്ക് ചെയ്യുക ഹോണ്ട സേവന കേന്ദ്രങ്ങൾ വടക്കൻ 24 പർഗാനകൾ സർവീസ് സെന്ററുകൾ വടക്കൻ 24 പർഗാനകൾ ൽ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂര്‍ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂര്‍ 641, കാസര്‍ഗോഡ് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂര്‍ 3, കാസര്‍ഗോഡ് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂര്‍ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂര്‍ 588, കാസര്‍ഗോഡ് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,764 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,31,394 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,753 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,67,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1988 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. Covid 19 സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 146 Covid 19 കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 44 Omicron വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അറിയേണ്ടത്; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ് Covid 19 മുംബൈയിലെത്തിയ ഒമ്പത് അന്താരാഷ്ട്ര യാത്രകാര്‍ക്ക് കോവിഡ്; ഒരാള്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് Omicron ഒമിക്രോൺ: ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പരിശോധന സൗജന്യമല്ല Covid 19 സംസ്ഥാനത്ത് ഇന്ന് 4700 പേർക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 4128; മരണം 66 Omicron രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകത്തിൽ രണ്ടുപേർക്ക് വൈറസ് ബാധ Covid 19 സംസ്ഥാനത്ത് ഇന്ന് 5405 പേർക്ക് കോവിഡ്; മരണം 96 Omicron സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു Covid 19 തെറ്റായ വിവരങ്ങള്‍ കോവിഡ് ദുരിതങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് കണ്ടെത്തല്‍, കൂടുതലും ഇന്ത്യയില്‍ Omicron ഒമൈക്രോണ്‍ ഭീതി; രാജ്യാന്തര വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ IND vs NZ ടെസ്റ്റ് ക്രിക്കറ്റിൽ 132 വർഷത്തിനിടെ ആദ്യം; മുംബൈ ടെസ്റ്റ് വേദിയായത് അപൂർവ റെക്കോർഡിന് Mukesh Ambani ഡിജിറ്റൽ സമൂഹത്തെ നയിക്കാനും ആഗോളതലത്തിൽ നേതൃത്വം വഹിക്കാനും ഇന്ത്യക്ക് കഴിയും മുകേഷ് അംബാനി Mohanlal പോസിറ്റീവ് അഭിപ്രായങ്ങളില്‍ ഏറെ ആഹ്‌ളാദം മരക്കാര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ Bride Wears Sherwani വിവാഹ വേദിയിലെ ലിംഗസമത്വം; കല്യാണത്തിന് ഷെർവാണി ധരിച്ച് കുതിരപ്പുറത്ത് വന്നിറങ്ങി വധു IND vs NZ മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ "ദൂരത്തെ സ്വയം നിര്‍ണ്ണയിച്ച്‌ ഭാഷയ്ക്കും ചിന്തയ്ക്കും ഇടയില്‍ കവി തന്നോട്‌ തന്നെ നടത്തുന്ന ഓട്ടപന്തയം ആവുമ്പൊഴാണ്‌ കവിതയ്ക്ക്‌ അതിന്റെ ഗാഢവും ഗൂഢവുമായ ത്വരണങ്ങള്‍ ഉണ്ടാവുന്നതെന്ന് കരുതുവാന്‍ എനിക്ക്‌ ഇഷ്ടമാണ്‌". പരാജിതന്റെ കവിതയിലെ കലാസംവിധാനം എന്ന ലേഖനത്തിന്‌ ലാപുട ഇട്ട ഈ കുറിപ്പ്‌ അദ്ദേഹത്തിന്റെ കവിതയുടെ ആത്മാവിലേയ്ക്ക്‌ തുറക്കുന്ന ഒരു വാതിലാണ്‌.ഭാഷ അതിന്റെ സൃഷ്ടിപരമായ വ്യവഹാരങ്ങളില്‍ വെളിപ്പെടുന്നത്‌ വ്യവഹര്‍ത്താവിന്റെ ചിന്തയെ പ്രതിനിധാനം ചെയ്യുന്ന കുറേ ചിഹ്നങ്ങള്‍ എന്ന നിലയ്ക്ക്‌ മാത്രമല്ല. ചിന്തയ്ക്കും അതിന്റെ ചിഹ്നങ്ങളുപയോഗിച്ചുള്ള രേഖപ്പെടുത്തലിനും ഇടയില്‍ ഭാഷ അതിന്റേതായ ഒരു സ്വതന്ത്രമേഖല രൂപപ്പെടുത്തുന്നു. അവിടെവച്ച്‌ അത്‌ സ്ഥലകാലങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയെ അതിജീവിക്കുകയും ചെയ്യുന്നു. അങ്ങനെയാണ്‌ സ്ഥലകാല ബന്ധിയായി പിറക്കുന്ന ഒരു കൃതിയ്ക്ക്‌ അവയെ അതിവര്‍ത്തിക്കുന്ന ഒരു പാഠം ഉണ്ടാവുന്നത്‌. അതായത്‌ കൃതിക്ക്‌ ആധാരമായ ചിന്താപദ്ധതി രചനയോടെ പൂര്‍ണ്ണമാകുകയും രചയിതാവിന്‌ അതിന്റെ നിയതിയ്ക്കുമേല്‍ ഒരു നിയന്ത്രണവും സാധ്യമല്ലതാവുകയും ചെയ്യുന്നു.എന്നാല്‍ അതിന്റെ പാഠമാകട്ടെ ഭാഷയുടെ ജൈവസ്വഭാവത്തില്‍നിന്നും കരചരണങ്ങള്‍ കടം കൊണ്ട്‌ അനന്തമായ യാത്രകളിലൂടെ,അനുഭവങ്ങളിലൂടെ സ്വയം നവീകരിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ വേണമോ വേണ്ടയോ എന്നു ശങ്കിച്ചുനിന്ന ഹാമ്ലറ്റ്‌ രാജകുമാരന്‍ ഷേക്സ്പിയറെയും കടന്ന് അസ്തിത്വവാദിയായ അന്യനായി മാറിയത്‌ ഈ വഴിയിലൂടെ സഞ്ചരിച്ചാണ്‌ മെറ്റാഫിസിക്കല്‍ എന്ന് സമകാലികര്‍ ചിറികോട്ടിപ്പറഞ്ഞ നിയോക്ലാസിക്കല്‍ കവിതകള്‍ നമ്മുടെ നൂറ്റാണ്ടിന്റെ കവിതയിലെ ഏറ്റവും സൃഷ്ടിപരമായ സ്വാധീനമായതും ഇങ്ങനെതന്നെ. ലാപുടയുടെ പല കവിതകളിലും ഭാഷ മേല്‍പ്പറഞ്ഞ വിധത്തില്‍ ഒരു സ്വതന്ത്ര മേഖല നേടിയെടുക്കുന്നതായി കാണാം. അവിടെ വാക്കുകള്‍ കേവലം ചിന്തയുടെ ശബ്ദരൂപങ്ങളല്ല. വാച്യാര്‍ത്ഥത്തിന്റെ പരിധികള്‍ ലംഘിച്ച്‌ അവ വളരുകയും പരിസരങ്ങളില്‍ നിന്നും കാവ്യശില്‍പ്പത്തില്‍നിന്നുതന്നെയും ഊര്‍ജ്ജം കണ്ടെത്തി സ്വന്തം അസ്തിത്വം പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. അതുകൊണ്ടാവാം ലാപുടയുടെ കവിതകള്‍ സംവേദനത്തിനായി വരികളോടൊപ്പം അതിന്റെ ഘടനയേയും ഉപകരണമാക്കുന്നത്‌. അടുത്തടുത്ത്‌ വിന്യസിച്ചിരിക്കുന്ന വിരുദ്ധ സ്വഭാവമുള്ള വാക്കുകള്‍ തമ്മിലുള്ള വിനിമയങ്ങളിലൂടെ,കലഹങ്ങളിലൂടെ വികസിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ കവിതാശില്‍പ്പം. ഇവിടെ പാട്ട്‌ തന്നെ അതെക്കുറിച്ചുള്ള ഒരു വലിയ നുണയായി മാറുന്നത്‌ കാണാം. ഈണത്തെ അഴിച്ചുമാറ്റി മാത്രമെ ഒരു പാട്ടിനെ എഴുതി വെക്കാനാവു എന്നിരിക്കെ എഴുതിവെച്ച പാട്ട്‌ ഒരേ സമയം ഈണത്തെയും പാട്ടിനെതന്നെയും നിഷേധിക്കുന്നു. ഇത്തരത്തില്‍ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന ബിംബങ്ങളുടെ നൈരന്തര്യത്തിലൂടെ പടുത്തുയര്‍ത്തപ്പെട്ടവയായതിനാലാവും അദ്ദെഹത്തിന്റെ കവിതകള്‍ ഒന്നും തന്നെ വിവരണാത്മകമല്ലാത്തത്‌. രണ്ടു തവണ വീതം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്ന 'വെളിച്ചം ഇരുട്ട്‌ നിഴല്‍ നിറം' എന്നീ നാലു വാക്കുകളും, അവ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വ്യത്യസ്ത ഭാഷാപരിസരങ്ങളിലൂടെ മാറി മാറിവരുന്ന ധ്വനികളും അടങ്ങുന്നതാണ്‌ സൂചന എന്ന ഈ കവിതയുടെ രസതന്ത്രം. ആദ്യവരിയിലെ 'വെളിച്ചം'പിന്നീട്‌ ഇരുട്ട്‌' ആയി മാറുമ്പോള്‍ വാക്ക്‌ ചിന്തയുടെ വാഹകന്‍ എന്നനിലയ്ക്കുള്ള പരാധീനതകളെ കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്‌ നമുക്ക്‌ കാണാം.രണ്ടാം ഖണ്ഡികയിലെ ആദ്യവരിയിലെ'കാഴ്ച്ചകള്‍'ക്ക്‌ പറയാനുള്ളതാവട്ടെ ചിത്രമാക്കാനാവാത്ത" നിഴലിനെക്കുറിച്ചാണ്‌. നിറം തേച്ച കാഴ്ചകള്‍ നിറങ്ങളോ ചിത്രങ്ങളോ അല്ലാത്ത നിഴലുകളെക്കുറിച്ച്‌ വരക്കുന്ന ഈ വാങ്മയ ചിത്രത്തില്‍ വാക്കുകള്‍ അസ്തിത്വം തേടി തങ്ങളുടെ ഇരിപ്പിടങ്ങളില്‍നിന്നും ഇറങ്ങി നടക്കുന്നു.കാവ്യ ഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ബിംബങ്ങളുടെ ഈ സ്വതന്ത്ര ഗതാഗത്തിലൂടെയാണ്‌ കവിത വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ക്കുള്ള സാധ്യത തുറന്നിടുന്നത്‌. അഞ്ച്‌ ഖണ്ഡങ്ങളിലായി തീര്‍ത്തിരിക്കുന്ന ഈ കാവ്യശില്‍പ്പത്തെ വിഘടിപ്പിച്ചാല്‍ നമുക്ക്‌ ഇതിനുപിന്നിലെ ക്രാഫ്റ്റിലേയ്ക്കെത്താം. വിരസവ്യംഗ്യം" ആണ്‌ ജീവിതം എന്നതാണ്‌ ആദ്യ ഖ്ണ്ഡികയിലെ ഇരുട്ടിനെക്കുറിച്ച്‌" നല്‍കുന്ന സൂചന. ഇവിടെ കവിതയുടെ ഒഴുക്ക്‌ മൂന്നാം ഖണ്ഡത്തില്‍ നിന്നും അഞ്ചിലേക്കിറങ്ങി വീണ്ടും ആരംഭത്തിലേക്ക്‌ മടങ്ങിയെത്തുമ്പോള്‍ രണ്ടാം ഖണ്ഡത്തിലെ അസാധ്യതകളുടെ" ഒരു വിരസ വ്യംഗ്യമായി ജീവിതത്തെ നിര്‍വചിക്കുന്നു.രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌. ഈ കവിതയ്ക്ക് വ്യത്യസ്തങ്ങളായ നിരവധി വായനകള്‍ സാധ്യമാക്കുന്നതും ഇതു തന്നെ. ഇരുളും വെളിച്ചവും, കാഴ്ചയും നിഴലും എന്നിങ്ങനെ ഒരിക്കലും സമന്വയിപ്പിക്കാനാവാത്ത ദ്വന്ദ്വങ്ങളിലൂടെ അസാധ്യതകളുടെ വിരസവ്യംഗ്യമായി ജീവിതത്തെ വ്യാഖ്യാനിക്കുക വഴി കവി അതിന്റെ ധനാത്മകമായ സാധ്യതകളെ നിരാകരിക്കുന്നു എന്നൊരു വാദം ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്‌. ദുരന്തബോധത്തെ സിനിസിസവുമായി കൂട്ടിവായിക്കാന്‍ ആവാത്തിടത്തോളം അത്തരമൊരു വായന സംഗതമല്ലെന്നാണ്‌ എന്റെ തോന്നല്‍. ചാര്‍ത്തുകളില്ലാത്ത ജീവിതത്തിന്റെ പരുക്കന്‍ ഉണ്മകളുമായി മുഖാമുഖം നില്‍ക്കുകയും ഭംഗ്യന്തരങ്ങളില്ലാതെ അതിന്റെ പാഠങ്ങളെ ഉള്‍കൊള്ളുകയും ചെയ്യുമ്പോഴാണല്ലോ ദുരന്ത ദര്‍ശനം എന്നൊന്ന് ഉരുത്തിരിയുന്നത്‌. മാനുഷികമായ കാഴ്ചകളുടെ മേലൊരു തിരുത്തായി നിലനില്‍ക്കുന്നിടത്തോളം കാലം ആ ദര്‍ശനം ഋണാത്മകമല്ല. അസ്തിത്വവാദം എന്ന ദര്‍ശനത്തിന്റെ വികലമായ പാഠങ്ങളുടെ വായനയിലൂടെ എണ്‍പതുകളിലെ അപക്വമതികളായ ചില വായനക്കര്‍ക്ക്‌ വന്നുചേര്‍ന്ന അപചയങ്ങള്‍ക്ക്‌ അങ്ങ്‌ സാര്‍ത്ര് മുതല്‍ ഇങ്ങ്‌ വിജയന്‍ വരെയുള്ളവരെ പഴിക്കുന്നതില്‍ കാര്യമില്ലല്ലോ! (ലിങ്കുകള്‍ക്കും ഒന്നാം വട്ട എഡിറ്റിങ്ങിനും മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പരാജിതനോട് കടപ്പാട്) ബൂലോക രചനകളെക്കുറിച്ച് പഠിക്കാനും കണ്ടെത്തലുകള്‍ കൂട്ടരുമായി പങ്കുവയ്ക്കാനുമായി ഒരു ബ്ലോഗ് എന്ന ആഗ്രഹത്തില്‍നിന്നും പിറന്നതാണീ‍ പുതിയ ബ്ലോഗ് ‘വിനിമയങ്ങള്‍’. അതിലെ ആദ്യ ലേഖനം,ബൂലോകരുടെ പ്രിയ കവികളില്‍ ഒരാളായ ലാപുടയുടെ “സൂചന” എന്ന കവിതയെക്കുറിച്ച്.. സാഹിത്യത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വീക്ഷണങ്ങള്‍ പങ്കിടാന്‍ ഒരിടം എന്നതാണ് ആശയം.അതിലേയ്ക്ക് നിങ്ങള്‍ ഓരോരുത്തരുടേയും പങ്കു ക്ഷണിക്കുന്നു. വിശാഖ് മാഷിന്റെ ഉദ്യമത്തിന്‍ ആശംസകള്‍.നന്നായിരിക്കുന്നു ലേഖനം.ലാപുടയുടെ കവിതപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്‍ നല്‍കുന്ന കമന്റുകളും.അനുപമമായ ഒരു ഒരു ‘ലാപുടക്കമന്റില്‍‘ നിന്നും ആണ്‍ ഈ ലേഖനം തുടങ്ങിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്‍.‘സൂചന‘യെ കുറിച്ച് പിന്നീട് അഭിപ്രായം പറയാം പിന്നെ ഒരു നിറ്ദ്ദേശം:ലാപുടയുടെ സൂചന എന്ന കവിതയിലേക്കുള്ള ലിങ്ക് ലേഖനത്തില്‍ കൊടുക്കുന്നത് നന്നായിരിക്കും.അത് പോലെ ഇതില്‍ മറ്റേതെങ്കിലും കവിതയോ(ഇവിടെ പരാജിതന്റെ രചനയെ കുറിച്ച് സൂചിപ്പിച്ച പോലെ)മറ്റോ സൂചിപ്പിക്കുന്നുണ്ടെങ്കിലും ലിങ്ക് കൊടുക്കുന്നത് ഗുണം ചെയ്യും 1. കവിതകള്‍ പുതിയ തരം കവിതകളില്‍ പെടുന്ന ഇനമാണ്. 2.'പുതുക്കിയെഴുതപ്പെടുന്ന' മലയാള കവിതയുടെ വിഭാഗത്തില്‍ വരുന്നു ഇവയും. പുതുമയെ ലക്ഷ്യമിടുന്ന എഴുത്തുശ്രമങ്ങളില്‍ ഈ കവിതകള്‍ ചില സമാനതകളെ പങ്കുവെയ്ക്കുന്നു-മറ്റു പുതു തലമുറ കവിതകളുമായി. പദങ്ങള്‍, വിചാരങ്ങള്‍ എന്നിവയില്‍ ഇതു കാണാനാവും. (കവിതയെക്കാളുപരി കവിയെ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളുടെ അഭിപ്രായങ്ങള്‍) ഓടോ: ലാപുട എന്നെ തല്ലും എന്നുള്ളതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ പിന്നീടറിയിക്കുന്നതാണ്. -വിശാഖ്, നല്ല ഉദ്യമം. വിഷ്ണു, അനില്‍ തുടങ്ങി എല്ലാവരേയും ഇതുപോലെ നിരീക്ഷിക്കൂ സങ്കേതികമായ പാപ്പരത്തത്തിന്റെ ഒരു പര്യായമാണ് ഞാന്‍.എന്തായാലും ലിങ്കുകള്‍ ഉടന്‍ കൊടുക്കുന്നതായിരിക്കും.അതിന്റെ വഴികള്‍ ചില സുഹൃത്തുക്കള്‍ പറഞ്ഞുതരാമെന്ന് ഏറ്റിട്ടുണ്ട്.കഴിയുമെങ്കില്‍ നാളെത്തന്നെ അതു ചെയ്യുന്നതായിരിക്കും.സഹ്കരണത്തിന് നന്ദി.സജീവമായ ഒരു കവിതാ ചര്‍ച്ചയാണ് ഉന്നം.അതിലേയ്ക്ക് താങ്കളുടെ സജീവ പങ്കാളിത്തം ക്ഷണിക്കുന്നു. അനിലിന്റെയും വിഷ്ണുവിന്റെയും കവിതകളെക്കുറിച്ച് മാത്രമല്ല അബ്ദു,പ്രമോദ് ,ഉമ്പാച്ചി ,കുഴൂര്‍ തുടങ്ങിയ ഒട്ടേറെപ്പേരുടെ കവിതകളെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹമുണ്ട്.ഒന്നൊന്നാ‍യി അത്തരം ഉദ്യമങ്ങളിലേയ്ക്ക് കടക്കുന്നതായിരിക്കും.ഈ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വളരെ നല്ല ഉദ്യമം വിശാഖ്.പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ബ്ലോഗെഴുത്തില്‍ താങ്കളുടെ ക്രിയാത്മക ഇടപെടലുകള്‍. സൂചന വായിച്ച് എന്റെ സംശയമായിരുന്നു വെളിച്ചം ഇരുട്ടിനെ കുറിച്ചുള്ള സൂചന ആകുന്നത് പോലെ കാഴ്ച നിഴലില്ല എന്നതിന്റെ സൂചനയാണോ?" അതിന് വളരെ നല്ലൊരുത്തരം കണ്ടെത്താന്‍ താങ്കളുടെ കുറിപ്പിലൂടെ കഴിഞ്ഞു.വളരെ നന്ദി. പുതിയ ബ്ലോഗിന് എല്ലാ നന്മകളും നേരുന്നു. ഗഹനവും ഊര്‍ജ്ജവത്തായതുമായ എഴുത്ത് ചിന്തകളുടെ കൂട്ടിരിപ്പ് സ്ഥലമാവട്ടെ ഇവിടം.. എന്റെ കവിതകളെ സൂക്ഷ്മമായി വിശകലനം ചെയ്തതിന് ഒരുപാട് നന്ദി, സ്നേഹം ശൈലീകരണത്തിലെ അപകടത്തെ ചൂണ്ടിക്കാണിച്ചത് പ്രത്യേകം ശ്രദ്ധിക്കുന്നു അതുപോലെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നത് സൂചനകളില് മാത്രം ആണെന്നാണ്‍ ഈ കവിത വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.ജീവിതത്തെ യഥാറ്ഥത്തില്‍ കാണുമ്പോളെക്കും,ജീവിതം നഷ്ടപ്പെട്ടിരിക്കും എന്ന്. നിഴലിനെ (നിറം ചേര്‍ത്ത്) ചിത്രമാക്കാന്‍ കഴിയാത്തതും വെളിച്ചം കൊണ്ട് ഇരുട്ടിനെ കാണാന്‍ കഴിയാത്തതും രണ്ട് രീതിയലല്ലേ എന്നായിരുന്നു എന്റെ സംശയം. "രണ്ടായി ഇഴപിരിഞ്ഞ്‌ വിപരീതദിശകളിലേക്കുള്ള കവിതയുടെ ഈ ഒഴുക്ക്‌ ശില്‍പത്തിനുള്ളില്‍ വെച്ചു തന്നെ അതിന്റെ പാഠത്തെ വിഘടിപ്പിച്ച്‌ നിരവധി ഉപപാഠങ്ങള്‍ ചമയ്ക്കുന്നുണ്ട്‌ എന്റെ സശയത്തിനുള്ള ഉത്തരത്തില്‍ കൂടുതലായി.അതിലൊരുപാഠമാണ് പ്രമോദ് വിശദമാക്കിയത്.വിശാഖിന് ഒരിക്കല്‍ കൂടി നന്ദി.നല്ലൊരു ചര്‍ച്ചയ്ക്ക് ഇടമൊരുക്കിയതിന്. വളരെ നന്ദി.നിങ്ങളെപ്പോലുള്ള പരിചയസമ്പന്നയായ ഒരു ബ്ലോഗറെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാനായെങ്കില്‍ എന്റെ ഈ ഉദ്യമം ധന്യമായി. ലിങ്കുകള്‍ കൊടുത്തു കഴിഞ്ഞു.എന്റെ സുഹൃത്തായ ഹരിയുടെ(പരാജിതന്‍)സഹായത്തോടെ. ഈ ലേഖനവും ആധുനിക കവിതപോലെ ഒന്നും പിടികിട്ടിയില്ല “മുട്ടുവിന്‍ തുറക്കപ്പെടും” എന്നല്ലേ..ഒന്നുകൂടി മുട്ടിനോക്കൂ..ചിലപ്പൊ തുറന്നെങ്കിലോ ഈ ഉദ്യമത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ദില്ലിയിലെ കവിയരങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ "ആധുനിക കവിതകള്‍ മാടി വിളിക്കാറുണ്ട്‌ പക്ഷേ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് ആത്മാര്‍ഥമായി പരാതിപ്പെടുന്ന ആഗ്രഹിക്കുന്ന ആസ്വാദകരെ കണ്ടിട്ടുണ്ട്‌. നവകവിതാ സാക്ഷരത ഇല്ലാത്ത കുഴപ്പം കൊണ്ടാണിത്‌. കൂടുതല്‍ സഹൃദയരെ പുതിയ വായനയിലേക്കു അടുപ്പിക്കാനുതകുന്ന ഈ ശ്രമത്തിനു എല്ലാ ഭാവുകങ്ങളൂം (അല്‍പം കൂടി ലളിതമാക്കിയാല്‍ മനസിലാക്കുന്നവരുടെ എണ്ണം കൂടും എന്ന എളിയ അഭിപ്രായം കൂടി) താങ്കളുടെ അഭിപ്രായം ശരിയാണ്.പരമാവധി ലളിതമായി എഴുതണമെന്നു തന്നെയാണ് ആഗ്രഹവും.ഇനിയും അതിനായുള്ള ശ്രമങ്ങള്‍ തുടരും.. വളരെ നല്ല ഉദ്യമം വിശാഖ്. ഒരുതരം അത്ഭുതത്തോടെ ഞാന്‍ സമീപിച്ച കവിതയാണ ലാപുടയുടേത്. ആധുനികതയുടെ ശൈലീദോഷങ്ങള്‍ എന്ന് താരതമ്യേന വളരെ പഴഞ്ചനായ ഞാന്‍ (പ്രായംകൊണ്ടല്ല ധരിച്ചിരുന്ന പലതും കവിതയുടെ ശക്തിയാക്കാമെന്ന് എന്ന് ബോധ്യപ്പെടുത്തിയ രചകള്‍. ചാട്ടുളിയുടെ വേഗമുള്ള ദര്‍ശനായോധനം. ദൂരം നിര്‍ണ്ണയിച്ച് ഭാഷക്കും ചിന്തക്കുമിടയില്‍ നടത്തുന്ന മത്സരത്തെക്കുറിച്ച് ശക്തമായ ഒരു ധ്വന്യാത്മക സൂചന വിരുന്ന് എന്ന കവിതയില്‍ ഉണ്ട്. ഏറ്റം സുന്ദരമായ ഉടുപ്പിട്ട് ,സമയത്തെക്കുറിച്ച് ശങ്കയോടെ, പകുതി ദുരൂഹമായ ചിരിയോടെ വിരുന്നിനിറങ്ങുന്ന വാക്ക് മറന്നുപോകാനിടയുള്ള മധുമായൊരര്‍ത്ഥത്തെക്കുറിച്ച്. ആ കവിതയെക്കുറിച്ചൊരുസൂചന പഠനത്തിന്റെ ഭാഗമാകേണ്ടിയിരുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. അതുപോലെ ജീവിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവിതം എന്നത് സൂചനകളില് മാത്രം ആണെന്നാണ്‍ ഈ കവിത വായിച്ചപ്പോള്‍ എനിക്കു തോന്നിയത്.ജീവിതത്തെ യഥാറ്ഥത്തില്‍ കാണുമ്പോളെക്കും,ജീവിതം നഷ്ടപ്പെട്ടിരിക്കും എന്ന്. പ്രമോദിന്റെ ഈ വായനതന്നെയാണ് ‘സൂചന‘യെക്കുറിച്ച് എനിക്ക് പറയാനുള്ളതും. അല്പം ദിശാഭ്രംശം വന്നെങ്കിലും ഈ വഴിക്കുള്ള ഒരു പുനര്‍ വായന -ലാപുടക്ക് ഒതുക്കത്തില്‍ ഒരു നന്ദിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു ഞാന്‍. ലിങ്കാനും വേണ്ടിയൊന്നും ഇല്ല. “ദൂരം സ്വയം നിര്‍ണ്ണയിച്ച് ഭാഷയ്ക്കും ചിന്തയ്ക്കും “ഇടയില്‍ കവി നടത്തുന്ന ഓട്ടപന്തയങ്ങള്‍ ‘വിരുന്ന്‘ഉള്‍പ്പെടെയുള്ള മിക്ക ലാപുട കവിതകളുടെയും സ്വഭാവമാണ്.ഇത് ‘സൂചന’എന്ന ഒറ്റ കൃതിയുടെ പഠനമായതു കൊണ്ടാണ് അതുപോലുള്ള പലകവിതകളുടെയും റെഫറന്‍സ് ഒഴിവാക്കിയത്. ഒറ്റക്കവിതാപഠനങ്ങള്‍ തുടങ്ങിവെച്ചതു നന്നായി.വിശാഖിന്റെ ഈ ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍. ദുര്‍ഗ്രഹമായ യുക്തി കൊണ്ടാണ് അവയില്‍ പലതും പണിഞ്ഞിരിക്കുന്നതെന്നാണ് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത്.ജീവിതത്തെ വിവിധ ദിശകളില്‍ നിന്ന് അത് നോക്കുന്നുണ്ട്.പല വിമകളിലേക്കും അത് അതിന്റെ അര്‍ഥങ്ങള്‍ പ്രസരിപ്പിക്കുന്നുണ്ട്.വിശാഖ് പറഞ്ഞു വെച്ചതു പോലെ ‘ശൈലീകരണ’ത്തിന്റെ പിടിയില്‍ അത് പെട്ടു പോയോ എന്ന് ഞാനും സംശയിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ തനതായ ഈ ശൈലി തന്നെയല്ലേ മൌലികത എന്നു ഘോഷിക്കുന്ന സാധനം.എങ്കിലും സൂചന എന്ന കവിത ജീവിതത്തെക്കുറിച്ചുള്ള കാമ്പുള്ള ഒരു നിരീക്ഷണമാണ്.വെളിച്ചം കൊണ്ട് കാണാനാവാത്ത ഇരുട്ടിനെപ്പോലെ,നിറം തേച്ച് ചിത്രമാക്കാനാവാത്ത നിഴലു പോലെ അസാധ്യതകളുടെ വിരസമായ വ്യംഗ്യമത്രേ ജീവിതം.ഇതൊരു ഋണാത്മകമായ ദര്‍ശനമല്ലെന്ന് വിശാഖ് ഇവിടെ സമര്‍ഥിച്ചിട്ടുണ്ട്.ഈ കവിത വായിച്ച ആരും അത് സമ്മതിക്കുകയും ചെയ്യും.യാഥാര്‍ഥ്യം ഇന്നതാണെന്ന് അറിയുകയും അതുമായി പൊരുത്തപെടുകയും ചെയ്തവന്റെ ഭാഷ തന്നെയാണ് കവിതയില്‍. പരിമിതികളെക്കുറിച്ചുള്ള ഈ ബോധമാവണം ലാപുടന്‍ കവിതയില്‍ ഒരു വൈരാഗിയെ എപ്പോഴും കാണിക്കുന്നത്. ഇത്തരം ഗൌരവമുള്ള വായനളെ അര്‍ഹിക്കുന്നതാണ് വിനോദിന്റെ എഴുത്ത്. ഭാവുകങ്ങള്‍. സങ്കുചിതന്‍ പറഞ്ഞ പോലെ നിരന്തരമായി പുതുക്കി എഴുതപ്പെടുന്ന മലയാളത്തിന്റേത് കൂടിയാണ് ലാപുടാ കവിതകള്‍, എന്നാലും ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ഇവെന്തിനാ ഈ ജീവിതത്തെ തന്നെ ഇങ്ങെനെ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നതെന്ന് ലാപുടയുടെ കവിതകള്‍ ഒട്ടൊരു സൌമ്യതയോടെയും പലപ്പോഴും നിസ്സംഗതയോടെയും മുന്നോട്ട് വയ്ക്കുന്ന ദുരന്തബോധം ഋണാത്മകമല്ലെന്നും ജീവിതത്തിന്റെ അതിയാഥാര്‍ത്ഥ്യത്തിനെ (super reality) നേര്‍‌ക്കുനേരെ നോക്കാനുള്ള തീവ്രവാസനയാണെന്നുമുള്ളത് ശരിതന്നെ. ക്രാഫ്റ്റിന്റെ സവിശേഷതയിലൂടെയാണ് ലാപുട ഇത്തരത്തില്‍ ഋണാത്മകതയെ അകറ്റി നിര്‍‌ത്തുന്നത്. വൈകാരികമായ സംവേദനത്തിനെ പരമാവധി നിയന്ത്രിക്കുന്ന വിധത്തില്‍ വാക്കുകള്‍ തിരഞ്ഞെടുത്തും അവയെ അതിലും നിയന്ത്രണത്തോടെ ക്രമീകരിച്ചും കവിതയുടെ ദര്‍ശനപരമായ ധ്വനികളിലേക്ക് വായനക്കാരനെ അവധാനതയോടെ നയിക്കുന്ന കരവിരുത്. അതേ സമയം തന്നെ കേവലം ധിഷണാപരമായ അനുഭവം മാത്രമായി വായന ചുരുങ്ങിപ്പോകുന്നില്ലെന്നതിനാലാണ് ലാപുടയുടെ ക്രാഫ്റ്റ് മികച്ചതാകുന്നത്. (എന്നാല്‍ ക്രാഫ്റ്റ് പാളിപ്പോയതിനാല്‍ സംവേദനം പരാജയപ്പെട്ട ചില കവിതകളുമുണ്ട്, ലാപുടയുടേതായി. ഉദാഹരണം: ലൈബ്രറി.) ദുര്‍‌ഗ്രഹത എന്ന വിഷ്ണുവിന്റെ പരാമര്‍ശം സംശയമുണര്‍‌ത്തുന്നു. മികച്ച പല രചനകള്‍‌ക്കും സഹജമായ സന്നിഗ്ദ്ധത (ambiguity) ദുര്‍‌ഗ്രഹതയായി തോന്നിയതാവാം. ശൈലീകരണത്തെപ്പറ്റി പറയുമ്പോള്‍ പെട്ടെന്നു ഓര്‍‌മ്മ വരുന്നത് എ. അയ്യപ്പനെയാണ് സ്വയം അനുകരിക്കല്‍ എന്ന കെണിയില്‍ ലാപുട വീണുപോകുന്നുണ്ടോ? ഒരു പക്ഷേ ഉണ്ടാകണം. എങ്കില്‍ പോലും കവിതയിലെ വിഷയങ്ങളുടെ വൈവിധ്യത്തിലൂടെയും പ്രത്യക്ഷത്തില്‍ ലാളിത്യം നിറഞ്ഞ ഘടനയിലൂടെയും ലാപുടയുടെ എഴുത്ത് അതിനെ വലിയൊരു പരിധി വരെ അതിജീവിക്കുന്നുണ്ടെന്നു തന്നെയാണ് എന്റെ തോന്നല്‍. ശൈലീവ്യതിയാനം സംഭവിക്കുമോയെന്നത് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ. (ആല്‍ബേര്‍ കാമുവിന്റെ ഒരു ഡയലോഗിന്റെ ഏകദേശരൂപം: “ഒരാള്‍‌ക്ക് തന്റെ ജീവിതകാലത്ത് വളരെ കുറച്ച് ആശയങ്ങളേ ഉണ്ടാകുകയുള്ളൂ. നിരാശപ്പെടുത്തുന്ന സംഗതി തന്നെ! പക്ഷേ അതാണ് സത്യം.”) ലാപുട കവിതകള്‍ കേവലം ധിഷണാപരമായ അനുഭവമായി ചുരുങ്ങിപ്പോവാത്തതിന്റെ കാരണം വിഷ്ണു ‘ദുര്‍ഗ്രാഹ്യം’ എന്നും ഹരി ‘സന്നിഗ്ധത’ എന്നും വിവക്ഷിച്ച ആ ഘടകം തന്നെ എന്നു തോന്നുന്നു.വരികള്‍ക്കും അപ്പുറത്തേയ്ക്ക് വായനയെ കൂട്ടിക്കൊണ്ടുപോയി വായനക്കാരനെ ഒച്ചയില്ലാത്തൊരു വിങ്ങലിലേയ്ക്ക് കൊണ്ടെത്തിക്കുന്നു അത്.ലാപുടയുടെ കവിതകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് എഴുതപ്പെട്ട അസന്നിഗ്ധതകളിലല്ല,മറിച്ച് എഴുതാതെവിട്ട സന്നിഗ്ധതകളിലാണെന്നാണ് എന്റെയും തോന്നല്‍.ലാപുട കവിതകളിലെ വൈരാഗിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത് കൃത്യമ്മയ നിരീക്ഷണം.കാഴ്ച്ചകള്‍ക്കപ്പുറത്തെ കാഴ്ച്ചകളെക്കുറിച്ചുള്ള ബോധമാവണം ജീവിതത്തെ ഒരു വൈരാഗിയെപ്പോലെ നോക്കികാണാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. ഭാഷയുടെ ആത്മാവുതേടിയുള്ള അന്വേഷണത്തില്‍തന്നെ ലാപുടയുടെ കവിതകള്‍ എപ്പൊഴും.’ചിഹ്നങ്ങള്‍’എന്ന കവിത ഒരു പ്രത്യക്ഷോദാഹരണം. സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തി എടുക്കുവാന്‍ കഴിഞ്ഞവര്‍ക്കുമുന്‍പിലെല്ലാം ശൈലീകരണം എന്ന ഭീഷണിയുമുണ്ടാവും എന്നത് ഒരു വിരോധാഭാസം തന്നെ!അയ്യപ്പനെയും,വിജയനെയും പോലെയുള്ള പ്രതിഭകളെപ്പോലും അത് ഇരയാക്കുന്നത് നമ്മള്‍ കണ്ടതാണ്.എന്നാല്‍ സ്വന്തം ശൈലിയെ വ്യത്യസ്തങ്ങളായ സങ്കേതങ്ങള്‍ ഉപയോഗിച്ച് നിരന്തരം അപനിര്‍മ്മിച്ചുകോണ്ട് അതിനെ അതിജീവിക്കുന്നവരും നമുക്കു മുന്‍പില്‍ ഉണ്ട്.കെ.ജി.എസ്സിനെപ്പോലെയുള്ളവര്‍.അത്തരം ഒരു സാധ്യതയാണ് ഞാന്‍ ഉദ്ദേശിച്ചത്. കുറിക്കുകൊള്ളുന്ന ഉദ്ധരണികളുടെ കാര്യത്തില്‍ നീ ഒരു ഉസ്താദു തന്നെടെ എന്തൂട്ട്‌ മനസ്സിലയെന്നടോ കന്നാലീീസ്‌ നിങ്ങളീ പറയണെ മറ്റുള്ളോര്‍ക്ക്‌ മനസ്സിലാവത്തത്‌ എഴുതാനൊരുത്തന്‍ അതിനെക്കുറിച്ച്‌ ബ്ലാ ബ്ലാ'ന്ന് പറയാന്‍ വേറെ ചിലര്‍ ഛെ ഹെ ചങ്ങാതി ഒരു ദിവസം രാവിലെ എഴുനേറ്റു കവിത വായിക്കനിരുന്നിട്ട് മനസിലായില്ലെന്നു പറയാന്‍ ഇതെന്താ റ്റി.വി സീരിയലാണെന്നു കരുതിയോ? താങ്കള്‍ക്ക് മനസിലാവുന്ന കവിത എന്താണെന്നു പറഞ്ഞാല്‍ അതു വായിച്ച് അതുപോലെ എഴുതാന്‍ ലാപുടയോട് പറയാം.എന്തേയ്.. ‘വാല്‍ക്കഷണ‘മേ..പ്രകോപനമാണ്‍ താങ്കളുടേ ഉദ്ദേശ്യമെന്നു മനസ്സിലായി.അതാണ്‍ തൊട്ടുപിറകേ നിങ്ങള്‍ തന്നെ ഇട്ട കമന്റ്.കവിതയെ കുറിച്ച് കാര്യമായ ഒരു വിവരവുമില്ലാത്ത ആ‍ളാണ്‍ താങ്കളെന്ന് കമന്റ്റില്‍ നിന്നും മനസ്സിലായി.മാത്രമല്ല നിങ്ങളുടെ വാക്കുകളിലെ ബുദ്ധിശൂന്യതയില്‍ നിന്നും,ഒരു കലാസ്വാദകനു വേണ്ട ഗുണങ്ങളും ഇല്ല എന്നു മനസ്സിലായി.ക്രിയാത്മക വിമറ്ശനത്തിന്റെ ഭാഷ ഇതല്ല. മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നത് മാത്രമേ ബാക്കിയുള്ളവര്‍ പറയാനും ചിന്തിക്കാനും പഠിക്കാനും പാടുള്ളൂ എന്നായിരുന്നെങ്കില്‍ മെഡിക്കല്‍ സയന്‍‌സിനെപ്പറ്റി എനിക്ക് ഒന്നും തന്നെയറിയില്ല. പക്ഷേ അറിയാവുന്ന കുറെപ്പേര്‍ അതിനെപ്പറ്റി പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ഗവേഷണം ചെയ്യുകയും ഒക്കെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എനിക്കറിയാം. അത് തന്നെ ഏത് മേഖലയിലും, സാഹിത്യമുള്‍പ്പടെ. കവിതയെ സ്നേഹിക്കുന്നവര്‍ തുള്ളുന്ന വാല്‍കഷണത്തെ മറക്കുക. ചിത്രകാരന്‍ പ്രസ്തുത കവിത വായിച്ചില്ല. അതിനാല്‍ അഭിപ്രായം പിന്നെ. ലാപുട കവിതകള്‍ പലപ്പോഴും എനിക്ക്‌ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്‌. ബുദ്ധിപരമായ നിരീക്ഷണങ്ങളാണ്‌ പലപ്പോഴും ലാപുടയുടെ കവിതകളുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്‌. പലപ്പോഴും, ഇതേ ബുദ്ധിപരമായ അവധാനത ലാപുട വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും പരാജിതനോട്‌ ഞാന്‍ വിയോജിക്കുന്നത്‌ ഇവിടെയാണ്‌ ലാപുടയുടെ ശക്തിയും ദൌര്‍ബല്യവും ഇതാണെന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ശൈലിയില്‍ ലാപുടക്ക്‌ പലപ്പോഴും സ്വയം അനുകരിക്കേണ്ടി വരുന്നതും, ധിഷണാപരമായ ഈ സംവേദനം സാധ്യമാക്കേണ്ടതു കൊണ്ടാവാം. വിശാഖ്‌, താങ്കളുടെ നല്ല വീക്ഷണലാക്കോടെയുള്ള ലാപുടകവിതാവലോകനം ഹൃദ്യമായിട്ടുണ്ട്‌. കൃത്യമായ ലോജിക്കില്‍ കൂടിതന്നെ മറുപടി കൊടുത്തതിനും.. കവിത വായിച്ചശേഷം വിശദമായി ചര്‍ച്ചചെയ്യും എന്ന് കരുതട്ടെ. ലാപുടയുടെ കവിതകള്‍ ജീവിതത്തെ യുക്തിയുടെ വിവിധ കോണുകളില്‍ നിന്നും നോക്കിക്കാണുന്നു എന്ന് എനിക്കു പലപ്പൊഴും തോന്നിയിട്ടുന്ണ്ട്.ഈ കഴ്ച്ചകളിലൂടെ അയാള്‍ എത്തിച്ചേരുന്നതൊ,അതിനുപയോഗിച്ച യുക്തിയെ തന്നെ നിരാകരിക്കുന്ന ഒരു ഉള്‍ക്കാഴ്ച്ചയിലേയ്ക്കും.ആംബുലന്‍സുകള്‍ യാത്ര തുടങ്ങുന്നത് ജീവിതത്തിലേയ്ക്കൊ ജീവിതത്തില്‍നിന്നൊ ആവും എന്ന നിരീക്ഷണത്തില്‍ മേല്‍പ്പറഞ്ഞ യുക്തിയുണ്ട്.എന്നാ‍ാല്‍ സദാ അപായമണി മുഴക്കുന്ന ആധുനികമനസ്സിന്റെ സന്ത്രാസങ്ങളെ ആംബുലന്‍സ് എന്ന ഉപമയിലേയ്ക്ക് വിളക്കുമ്പോള്‍ അത് യുക്തിയുടെ കാഴ്ച്ചകള്‍ പിന്നിട്ട് ദാര്‍ശനികമായ ഒരു ഉള്‍കാഴ്ച്ചയായി വളരുന്നു.ഈ പരിണാമത്തിന് ക്രാഫ്റ്റും ഒരു ഹേതുവാണ്.ലാപുടയുടെ ശക്തി ഇതുതന്നെ.ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ദൌര്‍ബല്യമായി തീരവുന്നതും തന്നെ. ധിഷണാപരമാ‍യ സംവേദനത്തിനു വേണ്ടിയാണെങ്കില്‍ കൂടി ശൈലീകരണം അതിജീവിക്കപ്പെടേണ്ട ഒരു ഭീഷണി തന്നെയല്ലേ വാല്‍മുറിച്ചിട്ട് തളര്‍ത്താന്‍ നോക്കിയ ചര്‍ച്ചയെ പുതിയൊരു ദിശയിലേയ്ക്ക് പുനരുജ്ജീവിപ്പിച്ചതിനു നന്ദി. വളരെ വൈകിയാണ് ഞാന്‍ ഈ ബ്ലോഗ് കാണുന്നത്. വിശാഖ് മാഷിന് അഭിനന്ദനങ്ങള്‍. അപനിര്‍മ്മാ‍ണം എന്ന വിമര്‍ശനസങ്കേതത്തെ പരീക്ഷിച്ചത് നന്നായി. ആ‍ശംസകള്‍.. താങ്കളുടെ സാന്നിധ്യം സന്തോഷ്പ്രദമാണ്.ചര്‍ച്ചകളിലും മറ്റും സജീവമായി പങ്കെടുത്തുകൊണ്ട് ഒപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.നന്ദി. ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ ലാപുടയുടെ കവിതകള്‍ വായിച്ചു തുടങ്ങുന്നു ആദ്യ വായന ഇങ്ങനെ എന്നീ അദ്ധ്യായങ്ങളിലൂടെ ധ്യാനത്തിന്റെ അന്തര്‍വഴികള്‍ കാട്ടിത്തരികയാണ് ആചാര്യന്‍ പരമാനന്ദ. ഏകാഗ്രതയുടെ പുസ്തകം. ദയവ് ചെയ്ത് ഇത് കണ്ടോളൂ എന്ന തൊള്ളപൊളിക്കൽ നടത്തുമ്പോൾ എന്നെ റെസ്റ്റ്രിക്റ്റ് ചെയ്യുവാൻ അഭ്യർഥിക്കുന്നു. കാണൂ പ്ലീസ്സ് എന്ന ലൈനിൽ മെസേജ് അയക്കാതിരിക്കാനും അഭ്യർഥിക്കുന്നു ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഒഴിവ് ദിവസ്സത്തെ ചളി, അതോ ചതിയോ? സാഹിത്യ സിനിമാ രാഷ്ട്രീയ നക്സല്‍ നായകർ പുരപ്പുറത്ത് കയറി കഴിഞ്ഞ കുറേ ദിവസമായി “കാണൂ കാണൂ… മികച്ച ഈ പടം” എന്ന് കൂവിയ ഒഴിവ് ദിവസത്തെ കളിയെന്ന പടം കാണാം എന്ന് തീരുമാനിച്ചത് ഇത്രയും പേർ യാചനാസ്വരത്തിൽ മെസേജിലും അവനവന്‍റെ പോസ്റ്റിലും കമന്‍റിലും പുകഴ്ത്തിപ്പാടിയ മഹത്തായ പടം കാണാനായാൽ അത് നല്ലതായിരുക്കുമല്ലൊ എന്ന കലാസ്വാദകമനോനില കൊണ്ട് തന്നെയായിരുന്നു. എന്നാൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ലൗഡായ, കലാമൂല്യമോ എസ്തെറ്റിക്ക്സ്സൊ പൊളിറ്റിക്കൽ മൂല്യമോ ഇല്ലാത്ത ഒരു കള്ളനാണയത്തെയാണു കാണേണ്ടി വന്നത്. മൊബൈൽ ക്യാമറയിൽ ശരാശരി മലയാളിപ്പുരുഷന്മാരുടെ അരദിവസത്തെ കുടി പകർത്തിയാൽ ഇതിലും മെച്ചമായിരിക്കും. അവാർഡ് പടമായതിനാൽ, താരങ്ങളില്ലാത്തതിനാൽ (നല്ല അഭിനേതാക്കളുണ്ടായിരുന്നു. അൽപ്പം ഭേദം അവരേ ഉണ്ടായിരുന്നുള്ളു) പെട്ടിയിലായിപ്പോകുമായിരുന്ന ഒരു പരീക്ഷണ സിനിമയെന്നൊക്കെ കുറേ പേർ ഈ പടം ഇറങ്ങും മുമ്പ് പറഞ്ഞു കേട്ടിരുന്നു. അത് ഒരു വലിയ നുണയാണെന്ന് ബോധ്യം വന്നു. കലാമൂല്യമില്ലാത്ത, പ്രിട്ടൻഷ്യസ്സായ ഇൻഫീരിയർ ആർട്ടാണു സനൽകുമാർ ശശിധരന്‍റെ ഒഴിവ് ദിവസത്തെ കളി. അത് തിരിച്ചറിഞ്ഞതിനാൽ സംവിധായകൻ എടുത്ത വാക്സിനേഷനാണു,/കരഞ്ഞ് വാങ്ങിയ കലാപരമായ സംവരണമാണു സാംസ്കാരികനായകരുടെയും സിനിമാപ്രമുഖരുടേയും സാക്ഷ്യം. ഈയിടെ കറുത്ത നിറം ദേഹത്ത് വാരിപ്പൂശി ദളിതന്‍റെ പ്രശ്നമനുഭവിക്കാൻ ഒരു പെൺകുട്ടി നടന്നതായും തന്‍റെ തന്നെ ആവശ്യങ്ങൾക്കയി ഈ നടപ്പിനെ ഉപയുക്തപ്പെടുത്തിയതായും കേട്ടിരുന്നു. പോളിറ്റിയിൽ സ്വന്തം പ്രൊഫൈൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ കവിഞ്ഞ് അൽപ്പമേറെ കാപട്യം മാത്രമായിരുന്നു അവർക്ക് ഇതിലൂടെ മുമ്പോട്ട് വെക്കുവാൻ സാധിച്ചത്. ഇതുപോലെ, വെമൂലയോട് സാദൃശ്യം തോന്നുന്ന കറുത്ത നിറക്കാരനായ ഒരു ദളിതൻ അനുഭവിക്കുന്ന ഏക പ്രശ്നം അവന്‍റെ കറുപ്പ് നിറം മാത്രമാണെന്നാണ് സംവിധായകൻ ധരിച്ച് വശപ്പെട്ടിരിക്കുന്നത്. ഇതത്ര നിഷ്കളങ്കമല്ലെന്ന് മാത്രമല്ല നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആർട്ടിനെ ഉപയുക്തപ്പെടുത്തി പോളിറ്റിയിൽ തന്‍റെ പ്രൊഫൈൽ കൂടി ഉയർത്തി വെക്കാൻ മനഃപ്പൂർവ്വം ശ്രമിക്കുന്നതാണെന്ന് വ്യക്തവുമാണ്. പൂണൂൽ ധാരിക്ക് എപ്പോഴും നന്മയുടെ ഇളവ് നൽകുന്ന സവർണ്ണമനോനില പടത്തിലുടനീളം ദൃശ്യമാണ്. ചക്കപറിക്കാനും എച്ചിലെടുക്കാനും മിസലേനിയസ്സ് പണികൾ ചെയ്യാനും കറുത്തവനെ കറുത്ത സ്ത്രീയെ തന്നെ ഉപയോഗിക്കാൻ സംവിധായകൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അഴിമുഖത്തിൽ വന്ന വൈഖരിയുടെ ലേഖനത്തിൽ കറുത്ത നിറത്തെ അവനവന്‍റെ ഇന്‍വെസ്റ്റ്മെന്‍റ് ആക്കുന്നതിനെ പറ്റി കൃത്യമായി പറയുന്നുണ്ട്. “കറുത്ത തൊലിയുടെ പേരില്‍ തിരിച്ചറിവ് എത്തും മുന്നേ മുതല്‍ ചാവുന്നത് വരെ വിവേചനങ്ങളും അപമാനവും നേരിടുന്ന, അതിനെ പ്രതിരോധിക്കാന്‍ സ്വയം കരുത്താര്‍ജ്ജിച്ചു നില്ക്കു ന്ന ഒരു വലിയ വിഭാഗം ജനക്കൂട്ടത്തെ മുഴുവനായി കൊഞ്ഞനം കുത്തിക്കാണിക്കുന്ന, ദളിത്‌ എന്നാല്‍ കറുത്തവര്‍ എന്ന് സമീകരിക്കുന്ന ഈ പെര്‍ഫോമന്‍സും ആഘോഷിക്കുന്ന ദുരവസ്ഥയിലാണ് സവര്‍ണ മൂല്യബോധം പേറുന്ന നമ്മുടെ പ്രബുദ്ധ മലയാളി സമൂഹം എന്നത് പരിഹാസ്യമാണ്. പ്രധാനമായും ചായം തേച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഈ പെര്‍ഫോമന്‍സ്, രോഹിതിനോട് ബന്ധപ്പെടുത്തി ചെയ്യുമ്പോള്‍ ഊട്ടിയുറപ്പിക്കുന്നത് ദളിത്‌ കറുത്ത ശരീരങ്ങള്‍ എന്ന സമവാക്യമാണ്; ദളിത്‌ സ്വത്വം എന്നാല്‍ തൊലിനിറത്തില്‍ ഒതുങ്ങുന്നു എന്ന പരിഹാസ്യമായ ധാരണയാണ്. ദയനീയമായി വെളിപ്പെടുന്നതാവട്ടെ ജാതീയതയേയും വംശീയതയേയും പറ്റിയുള്ള അജ്ഞതയും. അവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതിതര മനുഷ്യരും സവര്‍ണ ശരീരങ്ങള്‍ ഉള്ള ദളിതരും ഈ സമവാക്യത്തിന്‍റെ ഏത് ഭാഗത്തായി വരും എന്നതാണ് ചോദ്യം. അത്തരം മനുഷ്യരുടെ സാധ്യതയെപ്പോലും ഈ പ്രോജക്റ്റ് കണക്കിലെടുക്കുന്നില്ല എന്നതാണ് അതിദയനീയം. വംശീയ – ജാതീയ വെറുപ്പും ഈ പെര്‍ഫോമന്‍സ് ഊട്ടിയുറപ്പിച്ചു വയ്ക്കുന്ന അപകടകരമായ വംശീയ-ജാതീയ പൊതുധാരണയും തമ്മില്‍ എന്താണ് വ്യത്യാസം? തല്ലിനേയും തെറിയേക്കാളും ഐക്യദാര്‍ഢ്യത്തിന്‍റെ പേരിലുള്ള ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങളെയാണ് നാം ഭയപ്പെടേണ്ടത് എന്ന് തോന്നുന്നു. ‘ജാതി ഒരു മാനസികാവസ്ഥയാണ്’ (caste is a state of mind) എന്ന അംബേദ്കറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ആ മാനസികാവസ്ഥ തന്നെയാണ് ഇത്തരം വിപരീതഫലം ഉണ്ടാക്കുന്ന ‘പെര്‍ഫോമന്‍സി’ന് പ്രേരകമാവുന്നതും. ഒരു ‘പ്രോജക്റ്റ്’എന്ന നിലയില്‍ കറുത്ത ശരീരങ്ങള്‍, അവയുടെ സമൂഹത്തിലെ സ്ഥാനം എന്നതിനെ സമീപിക്കുമ്പോള്‍ ഉള്ള അപരന്‍റെ ആ ‘നോട്ടം’ അഥവാ anthropological gaze ഉണ്ട്. അതാണ്‌ സഹിച്ചു കൂടാത്തത്. വളരെ വിചിത്രമായ, exotic ആയ ഒരു അനുഭവം എന്ന മട്ടിലാണ് ഈ ‘പ്രോജക്റ്റ്’ അവതരിപ്പിക്കപ്പെടുന്നത്. സവര്‍ണ ശരീരങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു exotic അനുഭവത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകാന്‍ മറ്റൊരു സവര്‍ണ ശരീരം തന്നെ മുന്‍കൈയെടുക്കുന്നു. എന്നതാണ് ഇതിനെ ആഘോഷിക്കാന്‍, ഇതിനോട് താദാത്മ്യം പ്രാപിക്കാന്‍ പൊതുബോധത്തിനെ പ്രേരിപ്പിക്കുന്ന ഘടകം. വിചിത്ര ജീവിക്കൂട്ടം (exotic breed) എന്ന നിലയില്‍ കറുത്ത ശരീരങ്ങളെ സമീപിക്കുന്നത് ഏത് വിധത്തിലാണ് കറുത്ത ശരീരങ്ങളെ സഹായിക്കുക? അതേസമയം കറുത്ത ശരീരങ്ങള്‍ എന്നത് വിചിത്രവും അപമാനം വിളിച്ചു വരുത്തുന്നവയാണെന്ന്‍ അവരവരോടു തന്നെ പ്രഖ്യാപിക്കാനും സ്വയം ബോധിപ്പിച്ച് ആശ്വസിക്കാനും സവര്ണങ ശരീരങ്ങളെ ഈ പ്രോജക്റ്റ് സഹായിക്കുന്നുമുണ്ട്. കറുത്ത ശരീരം മാത്രമല്ല ദളിതന്‍റെ പ്രശ്നം.സവർണ്ണ ഇന്ത്യയിൽ വളരെ കാതലായ പല പ്രശ്നങ്ങളും അവൻ നേരിടേണ്ടി വരുന്നുണ്ട്. പോറ്റിയുടെ കോടതിയിൽ പുലയനു നീതികിട്ടില്ലെന്ന ഒരു സമവാക്യവും കൂടി ചേർത്ത് സിനിമപിടിച്ചാൽ വായിക്കാനാവില്ല ദളിത് സമൂഹം അനുഭവിക്കുന്ന വിവേചനങ്ങൾ, അവനനുഭവിക്കുന്ന കടുത്ത നീതിനിഷേധം, അവനനുഭവിക്കുന്ന സാമൂഹിക വൈകാരിക അപമാനങ്ങൾ. സ്വന്തം ഭക്ഷണത്തിന്‍റെ സ്വാതന്ത്ര്യത്തിൽ പോലും മറ്റുള്ളവരുടെ നീതിയും യുക്തികളും പേറേണ്ടി വരുന്ന സമൂഹങ്ങളുടെ നിസ്സഹായതകളും പ്രതിഷേധങ്ങളും പോരാട്ടങ്ങളും അവരനുഭവിക്കുന്ന വലിയ പ്രശ്നനങ്ങളും കാണാനാകാത്തത് സംവിധായകനിരിക്കുന്ന പ്രിവിലേജ്ഡ് സവർണ്ണതയുടെ അഹന്ത കൊണ്ട് മാത്രമല്ല അറിവില്ലായ്മ കൊണ്ട് കൂടിയാണ്. ഇനിയും ഏറെ പറയാനുണ്ട്. ഏത് സ്ത്രീശരീരത്തെ കണ്ടാലും വെള്ളമിറക്കുന്നവനാണ് മലയാളിപ്പുരുഷൻ എന്ന തരം ധാരണകൾ, ഓസ്സിനു ഗൾഫ്ഫുകാരനെ ഊറ്റിക്കുടിക്കുന്നവരാണു മദ്യപാനികൾ, അടിയന്തരാവസ്ഥക്ക് അച്ഛൻ പീഢിപ്പിക്കപ്പെട്ടവനു മാത്രമേ അതിനെ ശരിയായ് അറിയാൻ കഴിയുന്നുള്ളു എന്ന തരം വ്യാഖ്യാനങ്ങൾ, ലൈംഗികതയെക്കുറിച്ചുള്ള ,ബലാത്കാരത്തെക്കുറിച്ചുള്ള സിമ്മലിയൻ ചിന്തകൾ ,പണിയെടുക്കാൻ മടിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരാണ് സർക്കാരുദ്യോഗസ്ഥർ തുടങ്ങി തന്‍റെ ചിന്താമണ്ഡലത്തിൽ തനിക്ക് താങ്ങാൻ കഴിയുന്ന പരമാവധി ഉപരിപ്ലവരാഷ്ട്രീയ ഭാരം സംവിധായകൻ തന്‍റെ ഈ പടത്തെയും ചുമത്തുന്നു . ഒഴിവുദിവസത്തെ കളിയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍ സംസാരിക്കുന്നു 2015 ലെ ഏറ്റവും മികച്ച മലയാളസിനിമയായി തെരഞ്ഞെടുക്കപ്പെട്ട സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി, ജൂൺ 17 ന് തീയേറ്ററുകളിൽ റിലീസിനെത്തുന്നതും ഒരുപാട് പ്രത്യേകതകളുമായാണ്. ആർട്ട്, കൊമേഴ്സ്യൽ എന്ന വേർതിരിവ് നിലനിൽക്കുകയും, മികച്ച സിനിമകൾ പലതും തീയേറ്റർ കിട്ടാതെ പിൻവലിയുകയും ചെയ്യുമ്പോഴാണ്, ആഷിഖ് അബുവിനെ പോലുളള ഒരു മുൻനിര കൊമേഴ്സ്യൽ സംവിധായകനെ മുന്നിൽ നിർത്തിക്കൊണ്ട് വിതരണത്തിൽ വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് സനൽകുമാർ ശശിധരൻ തയ്യാറെടുക്കുന്നത്. മികച്ച ഒരു ആശയമാണ് സനലിന്റേതെന്നും സനലിനെപോലുളളവരുടെ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തേണ്ടതാണെന്നുമുളള ബോധ്യമാണ് ഈ സിനിമ ഏറ്റെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആഷിഖ് അബു പറയുന്നു. തന്റെ കഥക്ക് ഏറ്റവും മികച്ച ദൃശ്യഭാഷയൊരുക്കാൻ സനലിന് കഴിഞ്ഞിട്ടുണ്ടെന്ന് കഥാകൃത്തായ ഉണ്ണി.ആറും സാക്ഷ്യപ്പെടുത്തുന്നൂ. സിനിമയുടെ ട്രെയിലർ ഇതിനോടകം നവമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. സനൽകുമാർ ശശിധരനുമായുളള സംഭാഷണത്തിൽ നിന്ന് ഒരു ആർട്ട് സിനിമ, മുൻനിര കൊമേഴ്സ്യൽ സംവിധായകൻ അവതരിപ്പിക്കുമ്പോൾ അത് സിനിമക്ക് ഏതു തരത്തിലാണ് ഗുണം ചെയ്യുക കൊമേഴ്സ്യൽ ഇൻഡസ്ട്രിയിൽ നിൽക്കുമ്പോഴും ഒരുപാട് കാമ്പുളള സിനിമകൾ ചെയ്ത സംവിധായകനാണ് ആഷിഖ് അബു. ആഷിഖിനു മുൻപ് മലയാളത്തിലെ മറ്റു പല മുൻനിര സംവിധായകരെയും ഞാൻ സമീപിച്ചിരുന്നു. എന്നാൽ സിനിമയുടെ കാമ്പ് മനസിലാക്കി ഒപ്പം നിൽക്കാമെന്ന് സമ്മതിച്ചത് ആഷിഖാണ്. ആർട്ട്, കൊമേഴ്സ്യൽ എന്ന വേർതിരിവ് സനൽ എങ്ങനെയാണ് കാണുന്നത്? സിനിമ നൽകുന്ന സ്വാതന്ത്ര്യത്തിലാണ് ആ വേർതിരിവ് കാണാനാകുന്നത്. ആർട്ട് സിനിമക്ക് ഭൂരിപക്ഷത്തിന്റെ അഭിരുചിയെ കണക്കാക്കാതെ തന്നെ സിനിമയുടെ സ്വഭാവത്തിലും ഭാഷയിലുമൊക്കെ ഒരൂപാട് പരീക്ഷണങ്ങൾ കൊണ്ടുവരാൻ സാധിക്കും. അവിടെ മാർക്കറ്റിനല്ല പ്രഥമസ്ഥാനം. അതേസമയം കൊമേഴ്സ്യൽ സിനിമ വലിയ തോതിൽ നിക്ഷേപമിറക്കുന്ന ഒന്നായതു കൊണ്ടു തന്നെ ഭൂരിപക്ഷത്തിന്റെ അഭിരുചിയെ കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാകില്ല. സിനിമയുടെ ഒരു പരിണാമം നോക്കിയാലറിയാം, സിനിമയിൽ വലിയ പരീക്ഷണങ്ങൾ കൊണ്ടുവന്നിട്ടുളളത് ആർട്ട് എന്നുവിളിക്കപ്പെടുന്ന ഇത്തരം സിനിമകളാണ്, ഇവ പിന്നീട് കൊമേഴ്സ്യൽ സിനിമ ഉപയോഗിക്കും. കലാമൂല്യമുളള സിനിമകൾ ചെയ്യുന്നതോടൊപ്പം വിപണിയുടെ പതിവുരീതികൾ മറികടക്കാനുളള ശ്രമം സനൽ എപ്പോഴും നടത്തിയിട്ടുണ്ട്. ആദ്യസിനിമ ഒരാൾപൊക്കം ജനകീയസഹകരണത്തിലായിരുന്നു നിർമ്മിച്ചത്. സിനിമ കാണികളിലെത്തിക്കുന്നതിനു സിനിമാവണ്ടി എന്നൊരാശയം കൊണ്ടുവന്നു. ഇത്തരത്തിൽ സിനിമയുടെ മാർക്കറ്റിംഗ് ബാധ്യതകൾ കൂടി സംവിധായകൻ ഏറ്റെടുക്കേണ്ടതുണ്ടോ? ഒരു വസ്തു ഉണ്ടാക്കിയ ശേഷം അതിനൊരു മാർക്കറ്റിംഗ് സാധ്യത കണ്ടെത്താനുളള അന്തരീക്ഷം നമ്മുടെ നാട്ടിലില്ല. നിർമ്മിക്കുമ്പോൾ തന്നെ വിപണിയും തീരുമാനിക്കേണ്ടി വരും. വിദേശത്തൊക്കെ ഉണ്ടാക്കിയ വസ്തു വിൽപ്പനക്കെടുക്കാൻ ആളു വരും. ഇവിടെ ഞാൻ ഏതെങ്കിലും മാർക്കറ്റിനു വേണ്ടി സിനിമ ചെയ്യാത്തതുകൊണ്ട് എന്റെ സിനിമയുടെ വിപണി ഞാൻ സ്വയം കണ്ടെത്തുകയാണ് ചെയ്യുന്നത്. അതേസമയം സിനിമ വിറ്റുപോകണം, എന്നാൽ മാത്രമേ അടുത്ത സിനിമ ചെയ്യാൻ കഴിയൂ. അവാർഡുകൾ സിനിമക്ക് ഏതു തരത്തിലാണ് ഗുണം ചെയ്യുന്നത്? അവാർഡുകൾ സിനിമയുടെ വിപണനത്തിന് കാര്യമായി ഗുണം ചെയ്യാറില്ലെന്നു മാത്രമല്ല, പലപ്പോഴും അതൊരു ബാധ്യത കൂടി ആകാറുണ്ട്. അതേസമയം, സിനിമയുടെ കലാമൂല്യം അടയാളപ്പെടുത്തുന്നതിൽ അവാർഡുകൾക്ക് പങ്കുണ്ട്. കലാമൂല്യമുളള സിനിമകളെ ഏറ്റെടുക്കാനും തീയേറ്റർ അനുവദിച്ചു നൽകാനും സംസ്ഥാനസർക്കാർ അടുത്തിടെ മുന്നോട്ടു വന്നിട്ടുണ്ട്. അതു പര്യാപ്തമല്ല എന്നതുകൊണ്ടാണോ വിത്യസ്ത രീതികൾ പരീക്ഷിക്കേണ്ടി വരുന്നത്.? സർക്കാരിന് ഒരുപാട് പരിമിതികൾ ഉണ്ട്. കെഎഫ്ഡിസിക്ക് കേരളത്തിൽ ആകെ അഞ്ചു തീയേറ്ററുകൾ മാത്രമാണുളളത്. അതിൽ മാത്രം കളിച്ചതുകൊണ്ട് കൂടുതൽ പേരിലെത്തില്ല. പൊതുമേഖല തന്നെ പിറകോട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. സമാന്തരരീതികൾ അന്വേഷിച്ചേ മതിയാവൂ. മലയാളസിനിമ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ദൃശ്യഭാഷയാണ് സിനിമയുടേത്,പ്രത്യേകിച്ചും മിനിട്ടുകളോളം ദൈർഘ്യമുളള ഒറ്റഷോട്ടുകൾ. സിനിമയുടെ നിർമ്മാണത്തിലെ ഈ പരീക്ഷണത്തെ എങ്ങിനെ കാണുന്നു? ഞാൻ സിനിമ ചെയ്യുന്നത് എന്നെത്തന്നെ തൃപ്തിപ്പെടുത്താനാണ്. ഞാനിതുവരെയും കണ്ടിട്ടില്ലാത്ത, ചെയ്തിട്ടില്ലാത്ത രീതിയിൽ സിനിമ ചെയ്യുക എന്നതാണ് എന്നെ ത്രസിപ്പിക്കുന്നത്. അല്ലെങ്കിൽ പിന്നെ മാർക്കറ്റിനു വേണ്ടി കൊമേഴ്സ്യൽ സിനിമ ചെയ്യണം. എനിക്കതിൽ താത്പര്യമില്ല. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, ആദ്യത്തെ പത്തിരുപത് മിനിട്ടാണ്. തുടക്കത്തിൽ തന്നെ ആറുമിനിട്ട് നീളുന്ന ഒറ്റ ഷോട്ടുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ആളുകൾ പെരുമാറുന്നത് അഭിനയിക്കുന്ന പോലെയല്ല. നമ്മുടെ ഒരു കാഴ്ചശീലമനുസരിച്ച് കഥയില്ലാത്ത ഓരോ നിമിഷവും നമുക്ക് ബോറടിക്കും. തുടക്കം മുതലേ സിനിമയിലേക്ക് ശ്രദ്ധിച്ചിരിക്കുക എന്നത് ഒരു നല്ല പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ആവശ്യമാണ്. സുപ്രധാനമായ ഒരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇത്തരമൊരു വിഷയം ചർച്ച ചെയ്യാവുന്ന സാമൂഹ്യാന്തരീക്ഷം കേരളത്തിലുണ്ടോ? സാമൂഹ്യാന്തരീക്ഷം ഉണ്ട്. പക്ഷെ പ്രധാനപ്പെട്ട വിഷയങ്ങൾ നമ്മൾ അങ്ങിനെ തന്നെയാണോ ചർച്ച ചെയ്യുന്നതെന്ന കാര്യത്തിൽ സംശയമുണ്ട്. ഈ സിനിമ ചർച്ച ചെയ്യുന്ന ദളിത് പ്രശ്നം ആ രീതിയിൽ വായിച്ചെടുക്കാൻ കഴിയാത്ത ഒരാൾക്കും ഒരു ഫൺ മൂവി എന്ന രീതിയിൽ ഈ സിനിമ ആസ്വദിക്കാനാകും. അവാർഡു കിട്ടിയ കാര്യവും ദളിത് പ്രശ്നത്തെ മുൻനിർത്തിയാണ് സിനിമയെന്നതും, പോസ്റ്ററുകളിലൊന്നും വെക്കാതിരുന്നതും ബോധപൂർവമാണ്. മറ്റൊന്ന്, ഈ സിനിമക്ക് യുഎ സർട്ടിഫിക്കേഷനാണ് ഉളളത്. കുട്ടികൾക്കു കൂടി ആസ്വദിക്കാവുന്ന ഒരു സിനിമയാണ് എന്നു വരുമ്പൊഴും അവരുടെ മനസിൽ കുറെ ചോദ്യങ്ങൾ ഉണ്ടാകും. അത് മുതിർന്നവർ മനസിലാക്കിക്കൊടുക്കുന്നതാണ് നല്ലത്. ഈ സിനിമ എന്നെ ഇഷ്ടപ്പെടുത്തുന്നത് അതിന്റെ മേക്കിങ്ങാണ്. മലയാളത്തിൽ ഇതുവരെ ഇല്ലാത്ത ഒരു ദൃശ്യഭാഷ ഈ സിനിമക്കുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. തുടക്കത്തിൽ എത്ര തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്? എത്ര ദിവസം ഉണ്ടാകും? ഇരുപതോളം തീയേറ്ററുകളിൽ റിലീസ് ചെയ്യാനുളള ശ്രമത്തിലാണ്. എത്ര ദിവസം ഉണ്ടാകും എന്നത് പ്രേക്ഷകർ തീരുമാനിക്കേണ്ട കാര്യമാണ്. സെക്സി ദുർഗ എന്നൊരു സിനിമയാണ് ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങ് തുടങ്ങി. നമ്മുടെ സമൂഹത്തിൽ ഒരുപാട് വൈരുധ്യങ്ങളുണ്ട്. ദുർഗ എന്നു പറയുമ്പോൾ തന്നെ ദൈവം എന്നു പറയുന്നവരിൽ പലരും ഒരു പെൺകുട്ടിയെ രാത്രിയിൽ ഒറ്റക്ക് കിട്ടിയാൽ എങ്ങനെയാണ് പെരുമാറുക എന്ന് ചിന്തിക്കാവുന്നതേയുളളൂ. ഈ വൈരുധ്യങ്ങളെ ഒഴിവുദിവസത്തെ കളിയിലും പരാമർശിച്ചിട്ടുണ്ട്. ഉണ്ണി.ആറിന്റെ കഥയെ ആസ്പദമാക്കി നീവ് ആർട്ട് മൂവീസ് നിർമ്മിച്ച സിനിമ ബിഗ് ഡ്രീം റിലീസാണ് വിതരണത്തിനെത്തിക്കുന്നത്. പത്തു ലക്ഷം രൂപ മാത്രമാണ് സിനിമയുടെ നിർമ്മാണച്ചെലവ്. മികച്ച ശബ്ദലേഖനത്തിനുളള സംസ്ഥാന അവാർഡു കൂടി നേടിയ ഈ സിനിമക്ക് ബാസിൽ ജോസഫാണ് സംഗീതമൊരുക്കിയിട്ടുളളത്. ക്യാമറ ഇന്ദ്രജിത്. ഒഴിവുദിവസത്തെ കളി: കണ്ടവര്‍ രക്ഷപ്പെടും, അല്ലാത്തവര്‍ തൂക്കിലേറ്റപ്പെടും ഒഴിവുദിവസത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ ഏറ്റവും വലിയ അരാഷ്ട്രീയ കണ്ടുപിടുത്തം എന്ന് എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് മലയാളി എന്നതിന്റെ മറ്റൊരു പേര് “ഒരേ സമയം അരാഷ്ട്രീയതയുടെ ഇരയും വെടിവെപ്പുകാരനും” എന്നും ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷേ അതിനു പ്രയോഗിക്കാവുന്ന ഒറ്റവാക്ക് ഇതുവരെ കിട്ടിയിട്ടില്ല നാടകപ്രവര്‍ത്തനം, സിനിമകാണല്‍, സാംസ്കാരിക പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, പുരോഗമന പ്രകടനം, പ്രതിഷേധ പ്രകടനം എന്നിങ്ങനെ ഒട്ടനവധി കളികള്‍ നാം കണ്ടുപിടിക്കയും ഏതാണ്ട് ഓണാഘോഷം പോലെത്തന്നെ കൊണ്ടാടുകയും ചെയ്യുന്നുണ്ട്. ഒരു കോഴിയെ കൊല്ലാന്‍ പേടിക്കുന്ന നമ്മുടെ വ്യവഹാര ജീവിതത്തിലെ കൊഴുപ്പിന്റെ ഭീതി, അസ്ഥിയോടൊട്ടിനില്ക്കുന്ന ആത്മീയ സ്വത്വം എങ്ങിനെ മറികടക്കുന്നു എന്ന ഭയാനകമായ രാഷ്ട്രീയം വളരെ നിസ്സാരമായി, കുട്ടികള്‍ കള്ളനും പോലീസും കളിക്കുന്ന ലാഘവത്തോടെ നമ്മോടു സംസാരിക്കുകയാണ് ഇക്കളി. ആദിവാസി-ദളിത്‌-സ്ത്രീ-പരിസ്ഥിതി-എന്നിങ്ങനെ പലവിധ പ്രശ്നങ്ങള്‍ നടപ്പ് രീതിയില്‍, പുരുഷഭാഷയില്‍, നിത്യവും നിരന്തരം ആക്രോശിച്ച് വശംകെട്ട പുത്തന്‍ സമരവേദിയിലെക്ക് അലസം, അനായേസേന, എന്നാല്‍ വിപരീത ദിശയില്‍ നിന്നും അതേസമയം അസ്ത്രം പോലെ അത് സംഭവിക്കുന്നു. ഒഴിവുദിവസത്തെ കളി. ഇത് കാണുക എന്നതാണ് ഇന്നിന്റെ ഏറ്റവും ഇച്ഛാശക്തിയുള്ള രാഷ്ട്രീയ തീരുമാനം. കണ്ടുകഴിഞ്ഞാല്‍, ഇത് മറ്റുള്ളവരെ കാണിക്കുക എന്നതായിരിക്കും നിങ്ങളിലെ സത്യസന്ധനായ മനുഷ്യന്റെ ഏറ്റവും അടുത്ത ലക്‌ഷ്യം. അത് ഞാന്‍ ഉറപ്പ് പറയുന്നു. ഇന്നാട്ടിലെ കുരാഷ്ട്രീയ ബുദ്ധിജീവികൾ ഒരുനാൾ ചോദ്യം ചെയ്യപ്പെടും ഇന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽ‌പം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത, ഭരണഘടനാനുസൃതമായി നിർമിക്കപ്പെട്ട ഫെഡറൽ സ്വഭാവമുള്ള ഭാരതം എന്ന ജനാധിപത്യസംവിധാനം ഈ രണ്ടുതരം മുരട്ടുവാദങ്ങൾക്കുമിടയിൽ പെട്ട് ഞെരിഞ്ഞുപോവുന്നു. ജനാധിപത്യത്തിൽ ഊന്നിയുള്ള ഭാരതം എന്ന രാഷ്ട്രവിഭാവനം അതിന്റെ ഭൌതീകമായ അതിർത്തികളിൽ അല്ല ഒതുങ്ങുന്നത്. “ജനനീ ജന്മഭൂമിച്ഛ സ്വർഗാദപി ഗരീയസി” എന്ന കാവ്യഭാവനയിലുമല്ല അത് പുലരുന്നത്. “ജന്മഭൂമി” എന്ന കാഴ്ചപ്പാടോടെയാണ് നിങ്ങൾ ഭാരതത്തെ സ്നേഹിക്കുന്നതെങ്കിൽ തിരുവനന്തപുരത്തുനിന്ന് കാസർകോഡ് എത്തുന്നതിനിടെ തന്നെ നിങ്ങൾ ആയിരം അന്യഭൂമികൾ കടന്നിരിക്കും.കന്യാകുമാരിമുതൽ കാഷ്മീർ വരെ സഞ്ചരിക്കുകയാണെങ്കിൽ ലക്ഷോപലക്ഷം അന്യത്വങ്ങളായിരിക്കും നിങ്ങൾക്ക് കടന്നുപോകാനുണ്ടാവുക. മതപരമോ ഭാഷാപരമോ സാംസ്കാരികപരമോ ഭുമിശാസ്ത്രപരമോ ആയ ഒരുതരം ഏകത്വബോധവും സ്വന്തഭാവനയും ഭാരതത്തിൽ ഒരിടത്തും ഒരാൾക്കും കണ്ടെത്താനാവില്ല. ഓരോ ഭാരതീയനെ സംബന്ധിച്ചും ഭാരതീയത എന്നത് മറുനാടുകളുടെ ഒരു സമുച്ഛയമാണ്. അതേസമയം മറുനാടുകളെ സ്വന്തമെന്ന് കണ്ടെത്താനും കരുതാനുമുള്ള മാനസിക വളർച്ചയും വികാസവും കൂടിയാണ് ഭാരതീയത. അതായത് സ്വയം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഏകമായ ഒന്നിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള സ്വാർത്ഥമായ ഒരു വികാരപ്രകടനമല്ല ഭാരതീയന്റെ ദേശീയത. ഒരിക്കലും സ്വയം പ്രതിഫലിപ്പിക്കാൻ കഴിയാത്ത എണ്ണമറ്റ പലമകളെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ കഴിയുന്ന മാനസിക വികാസമാണത്. അതിനെയാണ് ജനാധിപത്യപരമായ ഒരു ഫെഡറൽ സംവിധാനമായി നമ്മുടെ ഭരണഘടനയിൽ ഉൾ‌ക്കൊള്ളിച്ചിരിക്കുന്നത്. ഈ സംവിധാനത്തെയാണ് നേരത്തേ സൂചിപ്പിച്ച രണ്ടുകൂട്ടരും ഒരുപോലെ ആക്രമിച്ച് തോൽ‌പിക്കാൻ ശ്രമിക്കുന്നത്. [pullquote align=”left” cite=”” link=”” color=”” class=”” size=””]ജനിച്ച മണ്ണ് എന്ന കാൽ‌പനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻ‌കരയിൽ ജനിച്ച ഞാൻ നെയ്യാറ്റി‌ങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത് pullquote] ജനിച്ച മണ്ണ് എന്ന കാൽ‌പനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻ‌കരയിൽ ജനിച്ച ഞാൻ നെയ്യാറ്റി‌ങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്. മതത്തിലും ഭാഷയിലും ഊന്നിയുള്ള ദേശീയതയും ഇതുപോലെതന്നെ ഭരണഘടനാവിരുദ്ധമാണ്. മതപരവും ഭാഷാപരവുമായ ഭിന്നദേശീയതയ്ക്കുവേണ്ടിയുമുള്ള വാദങ്ങളും ഹിന്ദിയും ഹിന്ദുത്വവും അടിച്ചേൽ‌പിച്ചുകൊണ്ടുള്ള ഏകതാനമായ ദേശീയതയ്ക്കുവേണ്ടിയുള്ള വാദങ്ങളും ഒരേ ലക്ഷ്യമുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്ന വിശാലവും പുരോഗമനാത്മകവും പ്രായോഗികവുമായ നവീനദേശീയതയ്ക്ക് എതിരുനിൽക്കുന്നതുമാണ്. ഒരുകൂട്ടർ ഭാരതം എന്ന ഫെഡറൽ സംവിധാനത്തിൽ നിന്നും അടർന്നുമാറിക്കൊണ്ട് തങ്ങൾ മാത്രമുള്ള ദേശീയതയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരുകൂട്ടർ ബഹുസ്വരമായ എല്ലാത്തിനെയും ഇല്ലാതാക്കിക്കൊണ്ട് തങ്ങൾമാത്രമുള്ള ഏകതാനദേശീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. രണ്ടുകൂട്ടരും നിർജീവമായ മണ്ണിന്മേലാണ് അവകാശവാദങ്ങൾ കെട്ടിപ്പൊക്കുന്നത്, മനുഷ്യന്റെ മേലല്ല. മനുഷ്യനെ കൊന്നായാലും പുറന്തള്ളിയായാലും ആരും ചോദ്യം ചെയ്യാത്ത സ്വന്തം ദേശീയസ്വത്വം ഉണ്ടാക്കാനാണ് അവർ ആലോചിക്കുന്നത്. അനേകത്വങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നതും ബഹുസ്വരതയെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ ഒരു ഇന്ത്യൻ ജനാധിപത്യത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടേയും ലക്ഷ്യം. എന്നാൽ വിശ്വമാനവികതയെക്കുറിച്ചു സംസാരിക്കുന്നവരും വിഘടനപരമായതും ഏകതാനവുമായ ഇത്തരം ദേശീയതാവാദങ്ങളെ പിന്താങുന്നു എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. അധിനിവേശം ചെയ്തും ഉന്മൂലനം ചെയ്തും ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷതീവ്രവാദികൾക്ക് എതിരുനിക്കുന്നു എന്നതുകൊണ്ടുമാത്രം വിഘടനത്തിലൂടെ ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷ തീവ്രവാദികളെ പിന്താങ്ങുന്നതിൽ യാതൊരുവിധയുക്തിയുമില്ല. രാജ്യം ഒരു തെറ്റല്ല. തെറ്റിനെ ഒരു രാജ്യമാണെന്ന് വ്യാഖ്യാനിക്കരുതെന്നു മാത്രം. പുതിയകാലത്ത് രാഷ്ട്രീയം എന്നത് അനുകൂലിച്ചും പ്രതിക്കൂലിച്ചും സമയം കളയുന്ന ഒരു പ്രക്രിയയല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അനുകൂലിക്കലും പ്രതികൂലിക്കലും ഇന്ന് ടെലിവിഷൻ ചാനലുകളിലെ വൈകുന്നേരമ്പോക്കുകൾ മാത്രമാണ്. അരാഷ്ടീയരായ സെലിബ്രിറ്റികളുടെ കടലകൊറിക്കലുകളെയും പത്രങ്ങൾ ഉണ്ടാക്കുന്ന സെൻസേഷണലൈസ് ചെയ്ത വാർത്തകളേയും ആഘോഷിച്ച് നേരമ്പോക്കുന്നവർ ചെയ്യുന്നത് ഉണർന്നിരുന്നുകൊണ്ട് ഉറങ്ങുന്നതിനു തുല്യമാണ്. ദേശീയതയെക്കുറിച്ചുള്ള ചർച്ചകളിൽ പക്ഷം ചേരലുകളല്ല ഉണ്ടാവേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയത എന്നത് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്ന് തിരിച്ചറിയുകയും അത് ജനങ്ങളിൽ പ്രചരിപ്പിക്കുകയുമാണ്. അതിനു പകരം നേരത്തേ പറഞ്ഞ കൂട്ടരെ അനുകൂലിച്ചും പ്രതികൂലിച്ചും കാലം കഴിക്കുന്ന കുരാഷ്ട്രീയ ബുദ്ധിജീവികൾ ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ ഒരുകാലത്ത് വിചാരണചെയ്യപ്പെടും.* *ഒട്ടോ റെനോ കാസ്റ്റില്ലോയുടെ “ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും“ എന്ന കവിതയിലെ വരിയോട് കടപ്പാട്. ഭാഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ കെ ആര്‍-520 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് Kerala lottery Result: Karunya KR 520 ഭാഗ്യശാലിയെ കാത്ത് 80ലക്ഷം; കാരുണ്യ കെ ആര്‍-520 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിൻ്റെ എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ(Karunya Lottery Result) ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. Read Also: നിർമൽ എൻ ആർ-247 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത നിർമൽ എൻആർ 247 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം NX 543296 എന്ന നമ്പറിനാണ് ലഭിച്ചത്. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം മൂവാറ്റുപുഴ(NU 104770) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. Lottery Fraud കൊല്ലത്ത് വീണ്ടും ലോട്ടറി തട്ടിപ്പ്; നമ്പർ തിരുത്തി, ചെറുകിട കച്ചവടക്കാനെ കബളിപ്പിച്ചു lottery winner രണ്ട് ലോട്ടറിയില്‍ ഒരേ നമ്പറുകള്‍, ഒടുവില്‍ നാല്പതുകാരന് അടിച്ചത് കോടികളുടെ ബമ്പർ ! Hridayam Song പ്രണവ് മോഹൻലാല്‍ ചിത്രം 'ഹൃദയം പുതിയ ഗാനം പുറത്തുവിട്ടു Gulf News വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു അപൂർവ്വ ഹൃദ്രോഗം, യുവാവിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അത്യപൂർവ്വ ശസ്ത്രക്രിയ, ചിലവ് പൂജ്യം Omicron കൊവിഡ് നിബന്ധനകള്‍ ലംഘിച്ചു; ഇത്തിഹാദ് എയര്‍വേയ്‍സിന് ദില്ലി സര്‍ക്കാറിന്റെ നോട്ടീസ് Pushpa trailer അമ്പോ ഇത് കിടുക്കും, പുഷ്പയായി അല്ലു; ക്ലൈമാക്‌സില്‍ ഞെട്ടിച്ച് ഫഹദും; പുഷ്പ ട്രെയ്‌ലര്‍ Acid Attack വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി ;തിരുവനന്തപുരംസ്വദേശിയുടെ മുഖത്ത് യുവതി ആസിഡൊഴിച്ചു Suu Kyi മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി വീണ്ടും ജയിലില്‍; കൊവിഡ് ചട്ടലംഘനം നടത്തിയതിന് 4 വര്‍ഷം തടവുശിക്ഷ കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ‍ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു. തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1] കൊച്ചിയിൽ നിന്നോ തൃശ്ശൂർ നിന്നോ വാഹന മാർഗ്ഗം വാഴച്ചാലിൽ എത്താം. ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: ചാലക്കുടി‍ 35 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെ. തുമ്പൂർമുഴി തടയണ ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലങ്ങളുടെ ആവാസകേന്ദ്രമാണ് ഡ്രീം വേൾഡ് അക്വാ തീം പാർക്ക് ജലക്രീഡാ വിനോദ ഉദ്യാനം സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാര മൽസ്യ കേന്ദ്രവുമുണ്ട് വിക്കിമീഡിയ കോമൺസിലെ Vazhachal Falls എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. തൃശ്ശൂർ ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. തൃശ്ശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ആതിരപ്പിള്ളി വെള്ളച്ചാട്ടം• വാഴച്ചാൽ• മലക്കപ്പാറ • ഷോളയാർ • മരോട്ടിച്ചാൽ വെള്ളച്ചാട്ടം • പുന്നത്തൂർ കോട്ട• ശക്തൻ തമ്പുരാൻ കൊട്ടാരം• കുടക്കല്ല്• വിലങ്ങൻ കുന്ന്• പീച്ചി• പുരാവസ്തു മ്യൂസിയം, തൃശ്ശൂർ• തുമ്പൂർമുഴി • പാമ്പു മേയ്ക്കാട്ടുമന• ഗുരുവായൂർ ക്ഷേത്രം• പോട്ട ആശ്രമം• നാട്ടിക കടൽത്തീരം• ചാവക്കാട് കടൽത്തീരം• മൃഗശാല• ഞാറക്കൽ• ചിമ്മിനി അണക്കെട്ട്• പുനർജ്ജനി ഗുഹ•വാഴാനി അണക്കെട്ട് •സ്നേഹതീരം അതിരപ്പിള്ളി • ആനക്കാം പൊയിൽ • അരീക്കൽ • അരുവി • അരുവിക്കുഴി (ഇടുക്കി) • അരുവിക്കുഴി (കോട്ടയം) • അരുവിക്കുഴി (പത്തനംതിട്ട) • അരുവിക്കച്ചാൽ • ആറ്റുകാൽ, ഇടുക്കി • ആഡ്യൻ പാറ • ഒലി • ഓലിയരിക് • കരുവാര • കള്ളക്കുന്ന് • കാഞ്ഞിരക്കൊല്ലി • കാന്തപ്പാറ • കീഴാർകുത്ത് • കുംഭാവുരുട്ടി • കേരളാം കുണ്ട് • കക്കാടം പൊയിൽ • ചാർപ്പ • ചീയപ്പാറ • ചെതലയം • തുഷാരഗിരി • തൊമ്മൻകുത്ത് • ധോനി • ന്യായംകാട് • പട്ടത്തിപ്പാറ • പവർ ഹൗസ്, മൂന്നാർ • പാത്രക്കടവ് • പാലരുവി • പാലൂർ • കാപ്പംകൊല്ലി, പുഴമൂല • പെരുംതേനരുവി • മരോട്ടിച്ചാൽ • മീൻവല്ലം • മാറാമല • മീൻ‌മുട്ടി • വളഞ്ഞകാനം • വാഴച്ചാൽ • വേനൻബ്രാവടി‌ • സീതാർകുണ്ട് • സീതമ്മക്കുണ്ട് • സൂചിപ്പാറ • ചാവക്കാട് · കൊടുങ്ങല്ലൂർ · മുകുന്ദപുരം · തലപ്പിള്ളി · തൃശ്ശൂർ · ചാലക്കുടി · അന്തിക്കാട് · ചാലക്കുടി · ചാവക്കാട് · ചേർപ്പ് · ചൊവ്വന്നൂർ · ഇരിഞ്ഞാലക്കുട · കൊടകര · മാള · മതിലകം · മുല്ലശ്ശേരി · ഒല്ലൂക്കര · പഴയന്നൂർ · പുഴയ്ക്കൽ · തളിക്കുളം · വടക്കാഞ്ചേരി · വെള്ളാങ്ങല്ലൂർ ചാലക്കുടി · ചാവക്കാട് · ഗുരുവായൂർ · ഇരിഞ്ഞാലക്കുട · കൊടുങ്ങല്ലൂർ · കുന്നംകുളം ഗുരുവായൂർ ക്ഷേത്രം · മമ്മിയൂർ ക്ഷേത്രം · വടക്കുംനാഥൻ ക്ഷേത്രം · നാലമ്പലം · കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ) · തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം · ചേരമാൻ ജുമാ മസ്ജിദ്‌ · കൊരട്ടിമുത്തി ദേവാലയം (കൊരട്ടി) · സെൻറ്. തോമസ് പള്ളി (പാലയൂർ) · പുത്തൻ പള്ളി · പാവറട്ടി പള്ളി തൃശ്ശൂർ പട്ടണം · അതിരപ്പിള്ളി വെള്ളച്ചാട്ടം · ഗുരുവായൂർ · ചാവക്കാട് ബീച്ച് · ചിമ്മിണി ഡാം · വാഴാനി ഡാം · ചേറ്റുവ കായൽ · പുന്നത്തൂർക്കോട്ട · വിലങ്ങൻ കുന്ന് · മരോട്ടിച്ചാൽ വെള്ളച്ചാട്ടം · സ്നേഹതീരം തൃശ്ശൂർ പൂരം · കൊടുങ്ങല്ലൂർ ഭരണി · മച്ചാട് മാമാങ്കം · ഉത്രാളിക്കാവ് വേല · പറക്കോട്ടുകാവ് പൂരം · അന്തിമഹാകാളൻ കാവ് വേല · ഗുരുവായൂർ ഏകാദശി · Feast of Palayur Church · പാവറട്ടി പള്ളി തിരുനാൾ · Koratty Muthy's Feast · കാളിയാറോഡ് ജാറം ചന്ദനക്കുടം നേർച്ച തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് · കേരള കാർഷിക സർവ്വകലാശാല · ഗവണ്മെന്റ് മെഡിക്കൽ കോളേജ് · College of Veterinary and Animal Sciences · വിമല കോളേജ് · സെന്റ് തോമസ് കോളേജ്, തൃശൂർ · ശ്രീ കേരള വർമ്മ കോളേജ് · വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:36, 6 ജനുവരി 2021. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് മകൻ സുമൻ ബിച്ചു അന്ത്യകർമങ്ങൾ ചെയ്യുന്നു എറണാകുളം ടൗൺ ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻ എം.പി സെബാസ്റ്റ്യൻ പോളിനെ അഭിവാദ്യം ചെയ്യുന്നു ജീവിത വേഷം ക്രിസ്മസ് പപ്പായയുടെ വേഷത്തിൽ എറണാകുളം നഗരത്തിൽ ലോട്ടറി വില്പനയ്ക്കായി ഇറങ്ങിയ മായാദേവി തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന കേരള പൊലീസ് സേനാംഗങ്ങൾ മഴയിലൊഴുകി കോട്ടയം നഗരത്തിലെ രാത്രി മഴ കാഴ്ച. മഴ ചതിക്കല്ലേ കോട്ടയം ചെങ്ങളം കേളകേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിൽ കൊയ്ത്കൂട്ടിയ നെല്ല് മഴ നനയാതെ മൂടിയിടുന്ന കർഷകൻ. നടൻ ഭീമൻ രഘു സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം പാലാരിവട്ടം ഹൈവേ ഗാർഡൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭീമൻ രഘു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നാരംഭിച്ച ആറാട്ട് ഘോഷയാത്രയ്ക്ക് ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ച ശേഷം നടത്തിയ ആദ്യത്തെ ആറാട്ടായിരുന്നു. നിറക്കാഴ്ച ചിത്ര, ശില്പകലാകാരൻമാരുടെ കൂട്ടായ്മയിൽ എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന റെസിലിയൻസ് പ്രദർശനത്തിൽ നിന്ന്. സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റിജ്യയണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരത്തിൽ കായംകുളം കെപിഎസി അവതരിപ്പിച്ച മരത്തൻ എന്ന നടകത്തിൽ നിന്ന്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു വാസ്കോ ഡ ഗാമയുടെ മൃതശരീരം ആദ്യം മറവു ചെയ്യപ്പെട്ട കല്ലറ ഈ പള്ളിയിലാണ് . ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. വെള്ളക്കെട്ടിലെ മൺതിട്ടയിൽ വിശ്രമിക്കുന്ന താറാവുകൾ. എറണാകുളം ചെറിയ കടമക്കുടിയിൽ നിന്നുള്ള കാഴ്ച. കപ്പെടുക്ക് മക്കളേ കാര്‍ഷികോത്സവത്തിന്റെ ഭാഗമായി മലപ്പുറം പുഴക്കാട്ടിരി മണ്ണുകുളം പോത്തുപൂട്ട് കമ്മിറ്റി നടത്തിയ പോത്തുപൂട്ട് മത്സരത്തിൽ നിന്ന്. അസ്തമയ സൂര്യനൊപ്പം അസ്തമയ സൂര്യന്റെ രശ്മികളേക്കാൾ ഉയരത്തിൽ ചാടാനുള്ള ശ്രമത്തിലാണ് ഇവർ. കോഴിക്കോട് കാമ്പുറം ബീച്ചിൽ നിന്നുള്ള കാഴ്ച. ഇരുണ്ട് മൂടി മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച. വെള്ളത്തിലിറക്കാൻ വള്ളത്തിന്റെ പടിയിൽ ഫൈബർ ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. കടമക്കുടിയിൽ നിന്നുള്ള കാഴ്ച. പെയ്യാനുറച്ച് ഇരുണ്ടുകൂടിയ കാർമേഘം മൊബൈലിൽ പകർത്തുന്നയാൾ. മലപ്പുറം നഗരത്തിൽ നിന്നുള്ള കാഴ്ച. മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ സായന്തനം കോട്ടയം ബസേലിയസ് കോളേജ് ജംഗ്‌ഷനിലെ സായന്തന കാഴ്ച മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ വന്നു വസന്തകാലം ദീർഘനാളുകൾക്ക് ശേഷം എറണാകുളം സുഭാഷ് പാർക്കിൽ ഇന്നലെ സന്ദർശകരെ കൊണ്ട് നിറഞ്ഞു. പാർക്കിലെ മരത്തിന്റെ ചില്ളയിലിരുന്ന് മാതാപിതാക്കളോടൊപ്പം ഐസ്ക്രീം കഴിക്കുന്ന കുട്ടികൾ, മണിക്കൂറുകളോളം നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ അതുകലക്കി കോട്ടയത്ത് നടന്ന യു.ഡി.എഫ് നേതൃസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ ഉമ്മൻ‌ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും തമ്മിലുള്ള സൗഹൃദസംഭാഷണം കേട്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചുവടു തെറ്റാതിരിക്കാൻ സെക്രട്ടേറിയറ്റിനു എതിർവശത്ത് നിർമ്മാണം പുരോഗമിക്കുന്ന ബഹുനില മന്ദിരത്തിൽ ചാരം കെട്ടിയുറപ്പിക്കന്ന തൊഴിലാളി സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെയാണ് ജോലി ചെയ്യുന്നത് ദീപങ്ങളുടെ ഉത്സവ ദിനമായ വൃശ്ചിക മാസത്തിലെ തൃകാർത്തിക നാളിൽ അമ്പലത്തിൽ ദീപം തെളിച്ച് ആഘോഷിക്കുന്ന പെൺകുട്ടികൾ. കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച. യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍ പുതുവഴി തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ. താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു. ചിറക് വിരിച്ച് പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച. ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു നിയമം പാലിക്കാതെ തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ വീശ് വല കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ വടകര റെസ്റ്റ് ഹൗസിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്ത് മന്ത്രി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; മന്ത്രിയുടെ സന്ദർശനം നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം യാത്രക്കാർ നിയന്ത്രണങ്ങൾ കൃത്യമായി പരിശോധിക്കണം; യാത്രക്കാർ നിർദ്ദേശവുമായി എമിറേറ്റ്‌സ്; എയർലൈൻസിന്റെ നിർദ്ദേശം വിവിധ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം; ആ സംഭവത്തിൽ നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുകയാണ് താൻ ചെയ്തത്; എംവിആറിനോടൊപ്പം പാർട്ടി വിട്ട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നത്; എംവി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കോമത്ത് മുരളീധരൻ; തളിപ്പറമ്പിൽ കോളടിച്ച് സിപിഐ ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ? അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും ഗോൾരഹിതമായ ആദ്യ പകുതി; രണ്ടാം പകുതിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾ; ഐ എസ് എല്ലിൽ ഗോവയെ വീഴ്‌ത്തി ജംഷഡ്പൂർ; ഏഴാം സ്ഥാനത്തു നിന്നും കുതിച്ചുയർന്ന് പോയന്റ് പട്ടികയിൽ ഒന്നാമത് ആശങ്കയായി കൊറോണ വൈറസിന്റെ പുതിയ വകഭേദം;വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് ദക്ഷിണാഫ്രിക്ക; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനം അനിശ്ചിതത്വത്തിൽ; ബിസിസിഐയുടെ അന്തിമ തീരുമാനം കേന്ദ്ര സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രം ഇൻഡൊനീഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു സെമി ഫൈനലിൽ; പുരുഷ ഡബിൾസിൽ സെമിയിലേക്ക് മുന്നേറി ചിരാഗ് ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം അമിത സ്വാതന്ത്ര്യം ബി ബി സിക്ക് വിനയാകും; എല്ലാ സഹകരണവും പിൻവലിച്ച് വില്യം രാജകുമാരൻ; ഐ ടി വിക്ക് ക്രിസ്ത്മസ് സന്ദേശം നൽകുന്നത് മറുപണി; ബി ബി സി വൻ കുഴപ്പത്തിൽ സൈബർ ആക്രമണം നടത്തി, വൃത്തികേടുകൾ വിളിച്ച് പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കണ്ട നടക്കൂല; പ്രസവിച്ച ശേഷം കൈവിട്ട് പോയ കുഞ്ഞിനെ തേടി ഒരമ്മ അലയുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ ആർക്കും ആവില്ല; ദത്ത് കേസിൽ താരമായ ടി വി പ്രസാദിന്റെ കുറിപ്പ് വല്ലാത്ത വേദന തോന്നുന്നു; ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നു; വേണ്ടത് നിങ്ങളുടെ കരുതൽ: പുതിയ സിനിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ചിമ്പു: വീഡിയോ കാണാം ഫോഡ് മസ്താങ്ങിൽ അഭ്യാസ പ്രകടനം നടത്തി ദുൽഖർ; അമ്പരന്ന് കാണികൾ: സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോ കാണാം യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പോകുമ്പോഴും വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാതെ ഇന്ത്യക്കാർ; കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ എണ്ണവില; ആനുപാതിക നികുതി കുറയ്ക്കാതെ ഖജനാവ് വീർപ്പിക്കാൻ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ വരുമാനം ആറു കോടി കടന്നു; കാണിക്കയായി ലഭിച്ചത് ഒരു കോടിയിലധികം രൂപ മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിയാം; ഉംറ ബുക്കിങ് നടത്താൻ സംവിധാനം; തിരക്കുള്ള ദിവസവും സമയവും മുൻകുട്ടി അറിയാനുള്ള ആപ്പ് പുറത്തിറങ്ങി താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു 'ഞാനുമൊരു പള്ളിയാണ് ഈ പള്ളിക്കെത്ര വിലയാകും ഞാൻ തരാം വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു പടവുകൾ സീരിയലിൽ ആദ്യമായി വൃദ്ധനായി അഭിനയിച്ചു ശേഷം വൃദ്ധകഥാപാത്രങ്ങളിൽ നിന്നും എനിക്കൊരു മോചനമുണ്ടായിട്ടില്ല; മമ്മൂട്ടി ഞാൻ കണ്ടതിൽ ഏറ്റവും ശുദ്ധനും മാതൃകയും; ശ്രീകുമാരൻതമ്പി തന്റെ പേര് കണ്ട് പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്; യവനികയ്ക്ക് പുറത്തെ ജീവിതം പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ എനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗം സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ ഞങ്ങൾക്കെല്ലാവർക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്; ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം; എനിക്ക് പറയാനുള്ള കാര്യങ്ങൾക്കായി ഞാൻ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല; വ്യാജവാർത്തകളോട് പ്രതികരിച്ച് ആര്യ മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്‌ഐ ആണ്; അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ് ഡിവൈഎഫ്‌ഐ ഫുഡ്‌ഫെസ്റ്റിൽ പ്രതികരണവുമായി ഹരീഷ് പേരടി; യഥാർത്ഥ ഫോട്ടോ അയച്ചു തന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും കുറിപ്പ് രാഷ്ട്രീയത്തിൽ ഇങ്ങനെ മതം കലക്കി മീൻ പിടിക്കാൻ ഈ പാർട്ടിക്ക് മാത്രമേ കഴിയൂ തെരുവിൽ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് സെറ്റ് ചെയ്യുന്നത് എരിത്തീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാണ്: ഹലാൽ ഭക്ഷണ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ബ്ലോഗർ ചെയ്തപ്പോൾ മാത്രം ആഭാസം ലിജോ ജോസ് ചെയ്തപ്പോളതുകൊലമാസ്! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു ചുരുളി സിനിമ സൃഷ്ടിക്കുന്ന അപകടം ഏറെ വലുതാണ്; എല്ലാ കഥാപാത്രങ്ങളും പൂര തെറിയാണ് വിളിക്കുന്നത്; തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്ന ലിജോ ജോസ് പല്ലിശേരിയെ ആണ് വിചാരണ ചെയ്യേണ്ടത്: സംവിധായകൻ അഖിൽ മാരാർ എഴുതുന്നു വ്‌ളാദിമിർ പുടിന്റെ അപ്പോയിന്മെന്റ് എടുത്തു നൽകാമോ എന്നായി ചോദ്യം; തിരിച്ചുവരാത്ത യാത്രയ്ക്കായി ബാലാജി വിജയൻ ഒറ്റയ്ക്ക് പോയപ്പോൾ മാധ്യമ പ്രവർത്തകൻ ധനസുമോദ് ഓർക്കുന്നു ആ സഞ്ചാരിയെ കെട്ടിലും മട്ടിലും സൂപ്പർ കൺസെപ്റ്റ്; പാരമ്പര്യവും ആധുനികതയും കോർത്തിണിക്കി എൻഫീൽഡിന്റെ ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് എസ്ജി 650 എസ്.യു.വി വിൽപ്പനയിൽ ഒന്നാമതെത്തി ടാറ്റ; വിപണിയിലെ വമ്പന്മാരെ പിന്നിലാക്കി ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ പടയോട്ടം മോഹൻലാൽ സിനികളുടെ റിലീസ് ഒരു ഉത്സവമായി തുടങ്ങിയത് രാജാവിന്റെ മകൻ മുതൽ; മരക്കാർ തിയേറ്ററിൽ എത്താതെ എന്താഘോഷം എന്ന് കരുതുന്ന ലാൽ ഫാനായ സഫീർ അഹമ്മദ് എഴുതുന്നു 'മൂന്നാംമുറയുടെ' അനുഭവത്തിൽ ലാൽ ഇനീഷ്യൽ പവറിന്റെ തിയേറ്റർ അനുഭവം റേഞ്ച് റോവർ സ്‌പോർട് ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി നൈല ഉഷ; മകനൊപ്പം എത്തി പുതിയ കാർ സ്വന്തമാക്കുന്ന വീഡിയോ പങ്കുവെച്ച് താരം നവംബർ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ സൂര്യൻ ആറാം ഭാവത്തിൽ നിന്നാൽ: നവംബർ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ നവംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ ആദ്യത്തെ നേട്ടം മാർക്കറ്റ് ചെയ്യാൻ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോൾ വരാൻ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാൾ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈൻ ചെയ്തും സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് ചികിത്സ തുടങ്ങാൻ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങൾ ഇല്ലാത്തവരെ ആശുപത്രിയിൽ ആക്കുന്ന ഏർപ്പാട് നിർത്തണം; മഹാരാഷ്ട്രയും ഡൽഹിയും മഹാമാരിയെ തടയുമ്പോൾ കൈയും കെട്ടി നിൽക്കുന്ന പിണറായിയോട് വ്യാജ വാർത്തകൾ നിർമ്മിച്ച് ആരേയും വധിക്കാൻ ആരാണ് മാധ്യമ ശിഖണ്ഡികൾക്ക് അനുമതി നൽകിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാൻ ക്വട്ടേഷൻ എടുത്തിറങ്ങിയ ശ്രീകണ്ഠൻ നായർ വ്യാജ കഥകൾ പൂണ്ടുഴറുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്? പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസർക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോൾ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസിൽ കരുണാകരനെതിരെയും സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കർക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട് സാനിറ്ററി നാപ്കിന്റെ ഒരു ഭാഗം അടർത്തിമാറ്റി ലഹരി തിരുകികയറ്റും; ബ്രായുടെ തുന്നൽ മാറ്റി എംഡിഎംഎ പോലുള്ള ലഹരി വയ്ക്കും; കടത്തൽ സുഗമമാക്കാൻ സ്ത്രീ കാരിയർമാർ; വിവാഹ ബന്ധം വേർപെടുത്തി മറ്റൊരാളുമായി ലിവിങ് ടുഗെദറിലായ അമൃത; ലീനയ്ക്കും സിനിമാ ബന്ധങ്ങൾ; അന്വേഷണം മുമ്പോട്ട് ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഇപ്പോൾ പിറക്കുന്ന കുട്ടികൾക്കും അംഗവൈകല്യമുണ്ട്; ദുരിതബാധിതരുടെ നീതി സമരം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു: ഡോ.ഡി.സുരേന്ദ്രനാഥ് ബാങ്കിൽ പോകാനെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങി കാമുകനൊപ്പം കറക്കം; കാമുകന്റെ ഭാര്യ ദൃശ്യം മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത് യുവതിയുടെ ഭർത്താവിന്; കൊല്ലം കുന്നിക്കോട് വീട്ടിലെ വഴക്കിനൊടുവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോ ഡ്രൈവറായ ഭർത്താവ്; തടയാൻ എത്തിയ ഭാര്യാമാതാവിനും വെട്ടേറ്റു; ഇരുവരും തിരു.മെഡിക്കൽ കോളേജിൽ മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക് ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; താഹിറ അസീസിന്റെ മരണം പങ്കാളിയുടെ മരണത്തെത്തുടർന്നെന്ന് സൂചന ബിച്ചു തിരുമലയ്ക്ക് മലയാളം വിടചൊല്ലി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; യാത്രയായത് മലയാളസിനിമയിലെ ഏകാന്തചന്ദ്രിക സംവിധായക മോഹവുമായി ചെന്നൈയിൽ എത്തി പാട്ടെഴുത്തുകാരനായി; പാവാട വേണം മേലാടാ വേണം പടകാളി ചണ്ടിചങ്കരി പോക്കിരി മാക്കിരി ഭഗവതി പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ ഏത് നമ്പറും വഴങ്ങിയ കാവ്യഭംഗി: ഇനി ബിച്ചു തിരുമല ഓർമ്മകളിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് നാനൂറിൽ പരം സിനിമകൾക്ക് ഗാനങ്ങൾ രചിച്ച പ്രതഭ: രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജീവിക്കാനായി ഇഞ്ചി മിഠായി വിൽപ്പന മുതൽ പെയിന്റിങ് ജോലി വരെ; ബഷീർ പെരുവളത്ത് പറമ്പെന്ന എഴുത്തുകാരൻ പ്രസിദ്ധീകരിച്ചത് നൂറിലേറെ കഥകൾ; കണ്ണുരിലെ കഥാകാരന് പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ കണ്ണൂർ: ഇഞ്ചി മിഠായി വിൽപന മുതൽ പെയിന്റിങ് ജോലി വരെ ചെയ്തു ജീവിക്കുകയാണ് കണ്ണൂരിലെ ബഷീർ പെരുവളത്ത് പറമ്പെന്ന (45) എഴുത്തുകാരൻ. ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് സാഹിത്യ ലോകത്ത് ശ്രദ്ധേയനായ ബഷീർ പെരുവളത്ത് പറമ്പ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുടുംബം പോറ്റുന്നത് പെയിന്റിങ് ജോലി ചെയ്താണ് അന്തരിച്ച യുവകഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ അടുത്ത സുഹൃത്തുകൂടിയായ ബഷീർ അഷ്‌റഫിനെ പോലെ തന്നെ കൂലി വേല ചെയ്തു സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നയാൾ തന്നെയാണ്. ജീവിതം തന്ന ഇഞ്ചി മിഠായി മധുരം നന്നെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച ബഷീറിന് വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ഏഴാം ക്‌ളാസുവരെ പഠിക്കാൻ കഴിഞ്ഞുള്ളു. പന്ത്രണ്ടാമത്തെ വയസിൽ എരിയുന്ന വയറുമായി ക്‌ളാസ് മുറിവിട്ട് ഇറങ്ങിയോടിയത് ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ ഇഞ്ചി മിഠായി വിൽപ്പനയ്ക്കായിരുന്നു. വീട്ടിൽ നിന്നും ഉമ്മയുണ്ടാക്കി തന്ന മിഠായികളാണ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ കയറിവിറ്റിരുന്നത്. ഇതിനിടെ യിൽ വായിക്കണമെന്നും എഴുതണമെന്നുമുള്ള കൊതി മനസിനുള്ളിൽ പെരുത്ത് വന്നു. ഇതോടെ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചു തുടങ്ങി. ഇതിനൊപ്പം നോട്ടുബുക്കുകളിൽ അൽപ്പാപ്പം കുത്തി കുറിക്കാനും തുടങ്ങിയിരുന്നു. 16 വയസു വരെ ഇതു തുടർന്നുവെങ്കിലും എവിടെയും പ്രസിദ്ധീകരണത്തിന് അയച്ചിരുന്നില്ല പതിനെട്ടാമത്തെ വയസിലാണ് കക്കാട് നിന്നും പ്രസിദ്ധീകരിക്കുന്ന ജ്വാലയെന്ന കൈയെഴുത്തു മാസികയിലേക്ക് റസിനെയുടെ നൊമ്പരങ്ങൾ എന്ന കഥ അയച്ചു കൊടുത്തത്. അതു നല്ല രീതിയിൽ വരികയും ചെയ്തു. ഇതോടെ എഴുത്ത് സജീവമായി. ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ കത്തായി വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരാൻ തുടങ്ങി. ഇതിനോടൊപ്പം ഇഞ്ചി മിഠായി, പുസ്തക വിൽപന പഴവർഗ വിൽപന അലങ്കാര വസ്തു നിർമ്മാണ വിൽപന മരുന്ന് വിൽപന അങ്ങനെ പല തെരുവ് കച്ചവടങ്ങൾക്കിടെയിലും എഴുത്തും വായനയും തുടർന്നു പോന്നു. സ്‌കൂളിന് പുറത്ത് പോകേണ്ടി വന്നുവെങ്കിലും ബഷീർ പഠനം കൈവിട്ടില്ല തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ എസ്.എസ്.എൽ.സി നേരിട്ടെഴുതി പാസായി. ഇതിനിടെ നിരവധി കഥാക്യാംപുകളിൽ പങ്കെടുത്തിരുന്നു. അന്ന് ലഭിച്ച കൂട്ടുകാരിലൊരാളാണ് അഷ്‌റഫ് ആഡൂർ. ഇതിനിടെയിൽ നാട്ടിൽ പച്ചക്കറി പലചരക്ക് കട തുടങ്ങിയെങ്കിലും എട്ടു നിലയിൽ പൊട്ടി. ഇതോടെ കടം കയറി ഗൾഫിലേക്ക് വിടേണ്ടി വന്നു. അപ്പോഴെക്കും സഹധർമ്മിണിയായി വഹീദ യുമെത്തിയിരുന്നു. ഗൾഫിൽ തുച്ഛമായ വേതനത്തിന് പണിയെടുക്കുന്നതിനൊപ്പം ഒഴിവു സമയങ്ങളിൽ പത്ര വിൽപനയും തുടങ്ങി. 2005 ൽ ദുബൈ കേന്ദ്രീകരിച്ചു പ്രസിദ്ധീകരിച്ചിരുന്ന അറേബ്യയെന്ന മലയാള ദിനപത്രം നടത്തിയ കഥാമത്സരത്തിൽ വിധി തന്ന നിധിയെന്ന കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. പിന്നീട് കഥകളുടെ പ്രവാഹം തന്നെയായിരുന്നു. ആകാശവാണിയിലും പത്രങ്ങളിലെ വാരാന്ത്യ പതിപ്പുകളിലും സ്ഥിരം സാന്നിദ്ധ്യമായി മാറി. മൂന്ന് കഥാ സമാഹാരങ്ങളിലായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി കവിയരങ്ങുകളിൽ പങ്കെടുത്ത ബഷീർ പെരുവളത്ത് പറമ്പിന്റെ ഒറ്റപ്പെട്ടവർ എന്ന നോവൽ പ്രകാശനം ചെയ്തത് ശിഹാബുദ്ദീൻ പൊയ്ത്തും കടവാണ്. കഴിഞ്ഞ മൂന്നു വർഷമായി ശ്രീകണ്ഠാപുരം നഗരത്തിലെ പുഴയോരത്ത് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് ബഷീർ നടത്തിവരുന്ന സാഹിത്യ തീരം പ്രതിമാസ സാഹിത്യ സംവാദം കേരളത്തിൽ തന്നെ ഏറെ പ്രശസ്തി നേടിയതാണ്. തിരക്കുപിടിച്ച പെയിന്റിങ്ങ് ജോലിക്കിടെ യിലും സാഹിത്യത്തെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയുമെന്ന കുഞ്ഞുണ്ണി കവിതയാണ് തന്റെ ആപ്തവാക്യമെന്ന് ബഷീർ പറയുന്നു. കുടുംബം പോറ്റാനാണ് പെയിന്റിങ്ങ് ജോലി ചെയ്യുന്നത് അതിനിടെയിൽ നഷ്ടമാകാതെ നോക്കുന്നുണ്ട് എഴുത്തിനെ ബഷീർ നടത്തുന്ന സാഹിത്യ പ്രവർത്തനങ്ങളെ മാനിച്ച് 2008-ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സാന്ത്വനം പുരസ്‌കാരവും തലശേരിയിൽ രാജാരവിവർമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് മലപ്പട്ടത്ത് അടിച്ചേരി പുഴയോരത്താണ് ബഷീറിന്റെ താമസം വാഹിദയാണ് ഭാര്യ മക്കൾ: മുബീന, മുർഷിദ്, മുർഷിദ് ഇരിക്കൂറിൽ 20 ഗ്രാം എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ ഇരിക്കൂറിൽ സഹപ്രവർത്തകനെ കൊന്നു കുഴിച്ചു മൂടിയ കേസ്: ആസൂത്രകനെ തിരഞ്ഞ് പൊലീസ്‌ ബഹ്റൈനിലെ വ്യവസായ പ്രമുഖൻ ബഷീർ എം.കെ നിര്യാതനായി ബ്രിട്ടൻ വീണ്ടും ഡയാനയെ ഓർത്തു വിലപിക്കുന്നു മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് എഡിറ്റര്‍ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷം; ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പയുടെ അനുമതി; നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ; തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ കർശനമാക്കും; ഓമിക്രോണിൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പുതിയ വകഭേദത്തെ തിരിച്ചറിയാൻ കേരളവും നിരീക്ഷണം ശക്തമാക്കുന്നു; വീണ്ടും കോവിഡ് ഭീതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക് ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ ടിപിആർ അഞ്ചുശതമാനത്തിൽ താഴെ ആകും വരെ നിയന്ത്രണം തുടരും; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടി; ആർടിപിസിർ പരിശോധന നിർബന്ധം മാക്കൂട്ടം ചുരം പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ കേന്ദ്രം അംഗീകരിക്കില്ല; മരംമുറി ഉത്തരവ് പിൻവലിച്ചത് സുപ്രീംകോടതിയിൽ തിരിച്ചടിയാകും; മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന് കേരളം തുറന്നു കൊടുത്തത് സുവർണ്ണാവസരം; ബേബി ഡാം ബലപ്പെടുത്തലിൽ കോടതി വിധി നിർണ്ണായകമാകും; പെരിയാറിന്റെ തീരത്തുള്ളവരെ ഒറ്റിക്കൊടുത്തത് ആര്? പല അപകടങ്ങളിലും ഇടിച്ച ആന ട്രെയിനിനടിയിൽ കുടുങ്ങിക്കിടന്നു; തീവണ്ടി പാളം തെറ്റി വലിയ ദുരന്തത്തിനും സാധ്യത; ജനവാസ മേഖലകളിലെ കൃഷി ആനയെ ആകർഷിക്കും; കാടിനകത്ത് കുടിവെള്ളവും തീറ്റയുമില്ല; റെയിൽ വേലി പാഴ് വാക്കാകുമ്പോൾ കൊമ്പന്മാർക്ക് ജീവൽ നഷ്ടം; കഞ്ചിക്കോടിനെ നടുക്കി വീണ്ടും ആന ദുരന്തം പോഷകാഹാരക്കുറവും ഗർഭകാലത്തെ പോഷക കുറവും അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ മൂലകാരണം; ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; നാല് ദിവസത്തിനിടെ നാലു കുട്ടികളുടെ മരണം; അട്ടപ്പാടി ദുരന്തം ആരോഗ്യത്തിലെ കേരളാ മോഡലിന് നാണക്കേട് ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു; താഹിറ അസീസിന്റെ മരണം പങ്കാളിയുടെ മരണത്തെത്തുടർന്നെന്ന് സൂചന വടകര റെസ്റ്റ് ഹൗസിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്ത് മന്ത്രി; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; മന്ത്രിയുടെ സന്ദർശനം നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ സാജൻ ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് എല്ലാവർക്കുമറിയാം; ആ സംഭവത്തിൽ നേതാക്കൾക്കുണ്ടായ തെറ്റുകൾ ചൂണ്ടികാണിക്കുകയാണ് താൻ ചെയ്തത്; എംവിആറിനോടൊപ്പം പാർട്ടി വിട്ട് തിരിച്ചു വന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നത്; എംവി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് കോമത്ത് മുരളീധരൻ; തളിപ്പറമ്പിൽ കോളടിച്ച് സിപിഐ ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം യാത്രക്കാർ നിയന്ത്രണങ്ങൾ കൃത്യമായി പരിശോധിക്കണം; യാത്രക്കാർ നിർദ്ദേശവുമായി എമിറേറ്റ്‌സ്; എയർലൈൻസിന്റെ നിർദ്ദേശം വിവിധ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഇടിച്ചിട്ടത് ഓട്ടോയെ ഓവർടേക്ക് ചെയ്തു വന്ന അയൽക്കാരൻ പയ്യന്റെ ബൈക്ക്; തലയ്ക്ക് പൊട്ടലും ഇടുപ്പെല്ലിന് സാരമായ കേടും; അപകടാവസ്ഥ തരണം ചെയ്തു; ഇന്നലത്തെ അപകടത്തിൽ ദുരൂഹത വേണ്ടെന്ന് രാധാകൃഷ്ണൻ; തന്നെ ആരും കൊല്ലാൻ ശ്രമിച്ചതല്ലെന്ന് മറുനാടനോട് വെളിപ്പെടുത്തി ഫസൽ കേസ് അന്വേഷിച്ച മുൻ ഐപിഎസ് ഓഫീസർ ഖാദിബോർഡ് വൈസ് ചെയർമാനായി പി ജയരാജൻ ചുമതലയേറ്റു; ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജയരാജൻ; തുടർപ്രവർത്തനങ്ങൾക്കായി യോഗം അടുത്താഴ്‌ച്ച ചേരും പേര് ചോദിക്കുന്നവരെ ശപിച്ച് ഭസ്മമാക്കാൻ ശ്രമിക്കുന്ന സന്യാസി; എല്ലാ ഭാഷകളിലും അഗാധമായ പാണ്ഡിത്യം; കളരിയും യോഗയും അരച്ചു കുടിച്ചയാൾ; ബ്രാഹ്മണൻ എന്നു പറയുമെങ്കിലും മദ്യവും മാംസവും പെരുത്തിഷ്ടം; ഗുജറാത്തിലെ സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞത് സുകുമാരക്കുറുപ്പെന്ന് പത്തനംതിട്ടക്കാരൻ: ഇത് മറ്റൊരു 'കുറുപ്പ്' വെർഷൻ എറണാകുളത്ത് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ് ഹലാൽ വിവാദം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാൻ; ഹലാൽ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; വർഗീയത ഇല്ലാതാക്കാൻ ഇടതുപക്ഷമുണ്ടെന്നും മുഖ്യമന്ത്രി ഹലാൽ ബോർഡ് മാറ്റണമെന്ന് ഷംസീർ പറഞ്ഞത് പാനൂരിൽ; അതിന്റെ അർത്ഥം നല്ലതെന്നും എല്ലാം ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കന്നത് പിണറായി ഏര്യാ സമ്മേളനത്തിൽ; കണ്ണൂരിലെ സമ്മേളനത്തിൽ ഇനിയും 'ഹലാൽ' ചർച്ച തുടരും; ലക്ഷ്യം ഷംസീറിനെ വെട്ടിയൊതുക്കൽ പ്ലസ് വൺ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഇ സൈറ്റുകളിൽ ഫലമറിയാം പ്രസവിച്ചത് ഒക്ടോബർ 19ന്; കംസൻ അപ്പൂപ്പൻ തട്ടിക്കൊണ്ടു പോയത് നാലാം നാൾ; അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെന്ന സത്യം പറഞ്ഞ് പെൺകുട്ടിയാക്കി 'മലാല' പത്രക്കുറിപ്പ്; കുത്തിവയ്‌പ്പ് രേഖയിൽ ജനനം ഒക്ടോബർ രണ്ട്; ഷിജു ഖാനെതിരെ മറ്റൊരു അട്ടിമറി തെളിവ്‌ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷം; ജനാഭിമുഖ കുർബാന തുടരാൻ മാർപ്പാപ്പയുടെ അനുമതി; നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ സർക്കുലർ; തങ്ങൾക്ക് ഇളവുണ്ടെന്ന് ആലഞ്ചേരി വിമാനത്താവളങ്ങളിൽ കർശന പരിശോധന; വിദേശത്ത് നിന്നെത്തുന്നവർക്ക് ഹോം ക്വാറന്റൈൻ കർശനമാക്കും; ഓമിക്രോണിൽ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ്; പുതിയ വകഭേദത്തെ തിരിച്ചറിയാൻ കേരളവും നിരീക്ഷണം ശക്തമാക്കുന്നു; വീണ്ടും കോവിഡ് ഭീതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് മുഴുവൻ സവർണ ജാതിക്കാർ; ഈഴവനും പട്ടികജാതിക്കാർക്കും അവഗണന; വിജിലൻസ് അന്വേഷണം നേരിടുന്നയാളെ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ നീക്കം: ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷനിൽ ഭിന്നത രൂക്ഷം കേസായപ്പോൾ വിദേശത്തേക്ക് മുങ്ങി; തിരിച്ചെത്തി ഒളിവിൽ താമസിച്ചത് വീരാജ് പേട്ടയിലെ റിസോർട്ടിൽ; രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു പറ്റിച്ചത് 300ഓളം പേരെ; സർക്കാരിനെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ; ഉമ്മർകുട്ടിയും കുടുങ്ങി എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന വേണ്ട; ജനാഭിമുഖ കുർബാന തുടർന്നാൽ മതിയെന്ന് നിർദ്ദേശവുമായി വത്തിക്കാൻ; സർക്കുലർ വൈദികർക്ക് കൈമാറി നായ രക്ഷകനായി; കൂടെ 13 കാരനായ മലയാളി പയ്യനും; മാഞ്ചസ്റ്ററിൽ ബോധരഹിതനായി കിടന്ന മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം വളർത്തു നായ്ക്കളും അയൽവാസിയായ ഡാനിയും; സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ അവർ കൊല്ലുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത് നവംബർ 25ന്; പിണറായിയുടെ പ്രതികാരവും തുറന്നു കാട്ടി; പിന്നാലെ സ്‌കൂട്ടർ അപകടം; തൃപ്പുണ്ണിത്തുറയിലേത് ഐപിഎസുകാരനെ വകവരുത്താനുള്ള ശ്രമമോ? കണ്ണൂർ ലോബിയുടെ വാഹനാപകട കൊലപാതകങ്ങൾ ദുരൂഹത കൂട്ടുന്നു; ഫസൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ രാധാകൃഷ്ണന് ഗുരുതര പരിക്ക് ഒരു വീഡിയോ അയച്ചിട്ടുണ്ട് റൊമാന്റിക് മുമ്പ് കണ്ടിട്ടുണ്ടോ? നിനക്കിഷ്ടം സോഫ്റ്റ് പോണോ ഹാർഡ് പോണോ? സോഫ്റ്റ് മുമ്പ് കണ്ടിട്ടില്ലേ? മനസിന്റെ വിഷമം മാറ്റാൻ സ്വയം ഭോഗം ചെയ്താൽ മതി എന്ന് ഉപദേശം; കോഴിക്കോട്ടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എതിരെ മീ ടു ആരോപണവുമായി യുവതികൾ എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ പേര് ചോദിക്കുന്നവരെ ശപിച്ച് ഭസ്മമാക്കാൻ ശ്രമിക്കുന്ന സന്യാസി; എല്ലാ ഭാഷകളിലും അഗാധമായ പാണ്ഡിത്യം; കളരിയും യോഗയും അരച്ചു കുടിച്ചയാൾ; ബ്രാഹ്മണൻ എന്നു പറയുമെങ്കിലും മദ്യവും മാംസവും പെരുത്തിഷ്ടം; ഗുജറാത്തിലെ സദാപുരയിൽ തനിക്കൊപ്പം കഴിഞ്ഞത് സുകുമാരക്കുറുപ്പെന്ന് പത്തനംതിട്ടക്കാരൻ: ഇത് മറ്റൊരു 'കുറുപ്പ്' വെർഷൻ ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്‌സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി അഭയാർത്ഥിയായി ആദ്യം എത്തിയ ഭർത്താവിന് പിന്നാലെ ബോട്ടിൽ കയറി ഈ കുർദ്ദിഷ് പെൺകുട്ടിയും മുങ്ങിത്താണു; ഫ്രഞ്ച് കടലിൽ മുങ്ങി മരിച്ചവരിൽ ഏറെയും ഇറാഖിൽ നിന്നുള്ള യുവാക്കളും കൗമാരക്കാരും നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; 29കാരനായ പ്രതിയെ 43 വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് പോക്‌സോ കോടതി നിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട് ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ! എഫ്‌സിഐ ജീവനക്കാരിയെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജോലിക്കുശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ: നയന തൂങ്ങി മരിച്ചതിന്റെ കാരണം തേടി പൊലീസ് പ്രിയൻ ചിത്രത്തിന്റെ ആദ്യ റിലീസ് തീയതി 2020 മാർച്ച് 26; കൊറോണ ഭീതിയിൽ മാറ്റിവച്ചത് ആദ്യ തരംഗത്തിന് ശേഷം വീണ്ടും ഇറക്കാൻ ശ്രമിച്ചപ്പോഴും വില്ലനായി കോവിഡ്! ഡിസംബർ രണ്ടെന്ന റിലീസ് തീയതിക്ക് ഭീഷണി ഒമിക്രോൺ; മരയ്ക്കാറിനൊപ്പം ബറോസിലും മൂന്നാം അനിശ്ചിതത്വം; അറബിക്കടലിന്റെ സിംഹത്തിന് ഇനി എന്തു സംഭവിക്കും? മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ പ്രണയത്തിൽ ആയിരുന്നപ്പോൾ അരുൺ നാല് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർത്തു; ചിട്ടി വട്ടമായിട്ടും പണം നൽകിയില്ല; അരുൺ നിർദ്ദേശിച്ച സ്ഥലത്തു ചെന്നപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചു; ഹോർലിക്സ് കുപ്പിയിൽ ആസിഡുമായെത്തി കാമുകന്റെ മുഖത്ത് ഒഴിച്ച ഷീബ പൊലീസിനോട് പറഞ്ഞ കഥ ഇങ്ങനെ സുഹൈൽ ജോലിക്ക് പോവില്ല; മുഴുവൻ സമയവും മൊബൈൽ നോക്കി കൊണ്ടിരിക്കും; അവൻ പറയുന്ന ശരീരഭാഗങ്ങളിൽ എല്ലാം പച്ച കുത്തണം; പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിക്കുകയും ചെയ്യും; എല്ലാം എതിർത്തപ്പോൾ മാനസിക രോഗിയാക്കി; മോഫിയ പങ്കുവച്ച ദുരിതകഥകൾ പറഞ്ഞ് സുഹൃത്ത് പിരിയും മുമ്പ് ഒന്നു കാണാം കുറച്ചു സംസാരിക്കാം എന്ന് കോൾ; അരുണിന് വേറെ വിവാഹ ആലോചന നടക്കുന്നു എന്ന് അറിഞ്ഞതോടെ മനസിൽ അസൂയയും പകയുമായി; എങ്ങനെയും മുടക്കണമെന്ന് നിശ്ചയം; തിരുവനന്തപുരത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തെ പള്ളിമുറ്റത്തേക്ക് കാമുകൻ വരുമ്പോൾ കൈയിൽ റബർ പാലിന് ഉറ ഒഴിക്കുന്ന ആസിഡുമായി ഷീബ; അടിമാലിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ ഭക്ഷണം കഴിച്ച് തടി കൂടിയെന്ന് കരുതി കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ച അമ്മ; മെലിഞ്ഞുണങ്ങാൻ ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടും മാത്രം ഭക്ഷണം; അതിജീവിച്ചത് അജിത്ത് രഹസ്യമായി എത്തിച്ച ഭക്ഷണം കഴിച്ച്; ചർദ്ദിച്ചപ്പോൾ മകൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച അച്ഛൻ; അനുപമ 'ഗർഭസ്ഥ ശിശുവിനെ' ക്രൂരനായ അപ്പൂപ്പനിൽ നിന്നും രക്ഷിച്ച കഥ പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; അതീവ രഹസ്യ ഓപ്പറേഷനിൽ പൊക്കിയത് നെന്മാറ സ്വദേശികളായ സലാമിനേയും ഇസ്ഹാകിനേയും സുബൈറിനേയും; നിർണ്ണായക തെളിവ് കിട്ടിയെന്ന് സൂചന വാട്‌സ്ആപ്പ് കൂട്ടായ്മയിൽ ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റു കണ്ട് എത്തിയ ഷവർമ മേക്കർ; തിരിച്ചറിയൽ രേഖ നൽകിയില്ല; കൃത്യമായി ജോലി ചെയ്യുന്ന സൗമ്യ സ്വഭാവക്കാരൻ; സഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഒളിപ്പിച്ച സുബൈർ മുഹമ്മദ് മുണ്ടക്കയത്ത് കഴിഞ്ഞത് പഞ്ചപാവമായി മാവുണ്ടാക്കി കുഴയ്ക്കുമ്പോൾ മൂന്നു തവണ തുപ്പും; ഒരൊറ്റ മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും; ഹലാൽ ഭക്ഷണമെന്നത് വർഗീയത; ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവൻ തുപ്പി; അന്ന് കുളിച്ചാണ് പുറത്തിറങ്ങിയത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോർജ് ഷവർമ മേക്കറെ മഫ്തിയിൽ എത്തിയ പൊലീസ് ആദ്യം സ്‌കെച്ചിട്ടു; തിരക്കിട്ട് ഷവർമ തയ്യാറാക്കി കൊണ്ടിരുന്ന യുവാവിനെ സമീപത്തേക്ക് വിളിച്ചു കൈവിലങ്ങ് അണിയിച്ചു മുണ്ടക്കയം പൊലീസ്; എല്ലാം സിനിമാ സ്റ്റൈലിൽ എങ്ങനെയാണ് ഒരു പരസ്യവുമില്ലാതെ ആമസോൺ പ്രൈം ലാഭത്തിലാവുന്നത്? മരക്കാറിന് ഒറ്റയടിക്ക് 80 കോടി രൂപ ഓഫർ ചെയ്യാൻ കഴിയുന്നത് എങ്ങനെ? ടെലിഗ്രാമിലെ വ്യാജൻ ഭീഷണിയോ? ഒരു ചിത്രം ഓൺലൈൻ റിലീസ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ തീയേറ്ററുകളെ വിഴുങ്ങുമോ? ഒടിടിയുടെ സാമ്പത്തിക ശാസ്ത്രവും ചതിക്കുഴികളും! ''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്‌സിന്റെ വാക്കുകൾ ഇത് ഇന്ത്യയല്ല ബ്രിട്ടനാണ് എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്‌സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്‌സുമാർ സമ്മർദത്തിൽ മകൾ തൂങ്ങി മരിച്ചതിന്റെ ദുഃഖം വിട്ടകലും മുമ്പെയുള്ള അടുപ്പക്കാരന്റെ ചതി ഷീബയെ എത്തിച്ചത് വല്ലാത്ത മാനസിക അവസ്ഥയിൽ; കൈയിലുള്ളതെല്ലാം ഊറ്റിയ ശേഷം കറുവേപ്പിലയുടെ വിലപോലും നൽകാതെ അകറ്റിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങി; അരുണിന്റെ മുഖത്ത് ആസിഡ് വീണതിന് പിന്നിൽ ചതിയിൽ പിറന്ന പ്രതികാരാഗ്നി മമ്മൂട്ടിയുടെ എതിർപ്പ് മറികടന്ന് അഭിനയരംഗത്തേക്ക്; ആദ്യ ചിത്രത്തോടെ ഏവരും എഴുതി തള്ളി; ബാംഗ്ലൂർ ഡെയ്സും, ചാർളിയും താരമാക്കി; നാലു ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തിയ 'കുറുപ്പിലുടെ' സൂപ്പർ താരം; ഇനി മലയാള ചലച്ചിത്ര വിപണിയെ നിയന്ത്രിക്കുക മോഹൻലാലും ഡി ക്യൂവും; ശരിക്കും രാജാവിന്റെ മകൻ! ദുൽഖർ സൽമാന്റെ ജീവിതം ലക്‌നൗ കിങ് ജോർജ് ആശുപത്രിയിൽ എത്തിയപ്പോൾ പേര് പറഞ്ഞത് ജോബെന്നും സ്വദേശം അടൂരെന്നും; മനമലിഞ്ഞ് ശുശ്രൂഷിച്ചത് മലയാളി നഴ്‌സ് അജേഷ്; ഡിസ്ചാർജായപ്പോൾ അഭയ കേന്ദ്രമൊരുക്കിയത് കോട്ടയം നവജീവൻ; സംശയം തങ്ങൾ ചികിൽസിച്ചത് സുകുമാരക്കുറുപ്പിനെയോ? 2016 ൽ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച് അർബുദ ബാധയെ തുടർന്ന്; അടക്കം ചെയ്തത് ഗംഗാ നദിക്കരയിൽ; തനിക്ക് കിട്ടിയ നിർണായക വിവരങ്ങൾ പങ്കുവയ്ക്കുന്നു മാധ്യമ പ്രവർത്തകനായ ഇസ്മയിൽ പയ്യോളി കാമിലയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജോ ബൈഡൻ നിർത്താതെ കീഴ്ശ്വാസം വിട്ടു; മുഖം വിളറിയെങ്കിലും അറിയാതിരിക്കാൻ സംസാരം തുടർന്നു; അമേരിക്കൻ പ്രസിഡണ്ടിന്റെ കീഴ്ശ്വാസം പാശ്ചാത്യ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഒരു വാഹനം ഇടിച്ചിട്ടിട്ട് നിർത്താതെ പോയത് മാത്രം ഓർമ്മ; എന്നെ ഇടിച്ച വാഹനം അപ്പുറത്ത് ഇടിച്ചു തകർന്ന വിവരം അറിയുന്നത് പിറ്റേ ദിവസം; അൻസിയും അൻജനയും കൊല്ലപ്പെട്ട അപകടത്തിൽ രക്ഷപ്പെട്ട ഡിനിലിന് പറയാനുള്ളത് പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നു, പ്രതിപക്ഷം ഇകഴ്ത്തുന്നു: നിര്‍മലാ സീതാരാമന്‍ 80 കോടി ജനങ്ങള്‍ക്ക് എട്ട് മാസത്തോളം ഭക്ഷണം നല്‍കി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജോലിയെടുക്കുന്നിടത്ത് റേഷന്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു. ദില്ലി: രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി (PM Modi) ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍(Nirmala Sitaraman ബിജെപി (BJP) ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് (National executive meeting) ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത് '100 കോടി വാക്‌സീന്‍ ഡോസുകള്‍ (Covid Vaccine dose) പൂര്‍ത്തിയാക്കിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ അഭിനന്ദിച്ചു. എന്നാല്‍, തുടക്കം മുതല്‍ വാക്‌സിനേഷനെതിരെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചത് നാം മറന്നിട്ടില്ല. വാക്‌സിനേഷനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 36000 കോടിയാണ് ബജറ്റില്‍ നീക്കിവെച്ചത് അവര്‍ പറഞ്ഞു. പ്രതിരോധ മേഖലയിലും സൈന്യത്തിലും വനിതകളുടെ പ്രവേശനമുണ്ടാകും. സ്ത്രീ കേന്ദ്രീകൃത വികസനമാണ് ഞങ്ങളുടെ അജണ്ടയെന്നും ധനമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ പങ്കെടുത്ത നിരവധി നേതാക്കള്‍ വാക്‌സിനേഷനെയും കൊവിഡ് കാലത്ത് പാവങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതും പ്രകീര്‍ത്തിച്ചു. 80 കോടി ജനങ്ങള്‍ക്ക് എട്ട് മാസത്തോളം ഭക്ഷണം നല്‍കി. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നടപ്പാക്കി. ഇതുമൂലം കുടിയേറ്റ തൊഴിലാളികള്‍ക്ക് അവര്‍ ജോലിയെടുക്കുന്നിടത്ത് റേഷന്‍ ലഭിച്ചെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെ ഭീകരവാദം ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി. ജമ്മു കശ്മീരില്‍ 56201 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ബംഗാളില്‍ ആക്രമണം നേരിടുന്ന ഓരോ പ്രവര്‍ത്തകനുമൊപ്പമാണ് പാര്‍ട്ടിയെന്നും സുതാര്യമായ ഭരണമാണ് ഡിജിറ്റല്‍ ഇന്ത്യ വഴി നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു. വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും Farmers Protest താങ്ങുവില; നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി Covid 19 Varient ഒമിക്രോൺ കൊവിഡ് വകഭേദം; സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പ്രധാനമന്ത്രി Elephant പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു സഞ്ചാരികളുമായി പോകവേ ചളിയില്‍ പൂണ്ട ജീപ്പിനെ വലിച്ച് കയറ്റാന്‍ കയര്‍ കെട്ടി പക്ഷേ പിടിത്തമിട്ടത് സിംഹം ! INDvNZ കിവികളുടെ നടുവൊടിച്ച് അക്‌സര്‍ പട്ടേല്‍; കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ് Liger സൂര്യാസ്‍തമയം ആസ്വദിച്ച് അനന്യ പാണ്ഡെ ലൈഗറി'ന്റെ സെറ്റില്‍ നിന്നുള്ള ഫോട്ടോകള്‍ അട്ടപ്പാടി ശിശുമരണം: കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ, ഗൗരവത്തോടെ കാണുന്നെന്ന് വീണ ജോർജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷൻ ജാമ്യം നൽകിയ മംഗലപുരം എസ്.ഐക്ക് സസ്പെൻഷൻ Omicron ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; അതിതീവ്ര വ്യാപനശേഷിയെന്നും മുന്നറിയിപ്പ് gastroparesis രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം;വലഞ്ഞ് യുവതി, കൃത്യമായ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ Shocking Video സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ് കാര്‍, തകര്‍ത്തത് ആറ് വാഹനങ്ങള്‍; നടുക്കുന്ന അപകടദൃശ്യങ്ങള്‍ അഞ്ചാലുംമൂട്: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പനയം ദേവി ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. ആളുകൾ ഒത്തുകൂടരുതെന്ന നിർദേശം അവഗണിച്ചാണ് 200 ലധികം പേർ പങ്കെടുത്തത്. ഇന്നലെ ഉത്സവം നടന്ന ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലമായ പ്രാക്കുളത്ത് കോറോണ സ്ഥിരികരിച്ചിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്ത് കർശന പരിശോധന ആരോഗ്യവകുപ്പും പോലീസും നടത്തുന്നതിനിടയിലാണ് പനയം ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയത്. ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കളക്ടർ ഇടപെട്ട് പൊങ്കാല സമയത്ത് പനയത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. നിരോധനം ലംഘിച്ച് ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്രത്തിലെ എല്ലാ ഭാരവാഹികൾക്കെതിരെയും കേസെസെടുക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു. തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക് എത്തുന്നു നിങ്ങൾ സുരക്ഷിതരായി അകത്തിരുന്നോളൂ, ഞങ്ങൾ പുറത്തുണ്ട് നിങ്ങൾക്കായി “കൊല്ലം ജില്ലയിൽ അഗ്നിശമന സേനയുടെ ആൻറി വൈറസ് സ്ക്വാഡ്” കേന്ദ്ര ഗവൺമെന്റിന്റെ ഇന്ധന വില കൊള്ളക്കെതിരേയും, പാചക വാതക സബ്സിഡി… തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്… സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും തോരാമഴയിലും ആളിക്കത്തി യുവമോർച്ച പ്രതിഷേധം; മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും പൊതുവഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങളും ഘോഷയാത്രകളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ധനുഷ് ചിത്രം കർണൻ പുതിയ ഗാനം പുറത്തിറങ്ങി ധനുഷ് ചിത്രം കർണൻ പുതിയ ഗാനം പുറത്തിറങ്ങി മാരി സെൽവരാജ് ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കർണൻ. ചിത്രം ഏപ്രിൽ 9ന് റിലീസ് ചെയ്തു. ചിത്രം ആശീർവാദ് സിനിമാസ് കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചു. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ നായികയായി രജിഷ വിജയനാണ് എത്തുന്നത്. ലാൽ, യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ പൂർത്തിയായിരുന്നു. 'മൃഗങ്ങളെ പോലെ കുട്ടികളെ ഉത്പാദിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും യു പി ഷിയ വിഭാഗം നേതാവ് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയും രംഗത്തെത്തിയിരിക്കുന്നത്. ലഖ്നൗ: മൃഗങ്ങളെ പോലെ കുട്ടികൾക്ക് ജന്മം നൽകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് പ്രത്യേക നയമുണ്ടാക്കിയാൽ അത് രാജ്യത്തിന് ഗുണമാകുമെന്നും റിസ്‍വി പറഞ്ഞു. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‍വിയും രംഗത്തെത്തിയിരിക്കുന്നത്. "പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതിൽ ഇടപെടരുതെന്നുമാണ് ചിലർ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാൽ അത് രാജ്യത്തിന് ഗുണം ചെയ്യും"വസീം റിസ്‍വി പറഞ്ഞു. Read Also: ജനസംഖ്യ നിയന്ത്രണത്തിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് രണ്ട് ദിവസം മുമ്പാണ് ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. വിഭവത്തെപ്പോലെ ജനസംഖ്യ വളര്‍ച്ചയും പ്രശ്നമാണ്. അതുകൊണ്ട് തന്നെ നയരൂപീകരണം അത്യാവശ്യമാണ്. ആ നയത്തിനനുസരിച്ച് എത്ര കുട്ടികള്‍ ആകാമെന്ന് തീരുമാനിക്കണം. ഇക്കാര്യത്തില്‍ അഭിപ്രായം പറയല്‍ തന്‍റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം ഭാഗവത് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്‍റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് അനുകൂലിക്കുമെന്നും ഭാഗവത് പറഞ്ഞിരുന്നു. Covid കൊവിഡ് വരുന്നതിന് മുൻപ് മോദി അധികാരത്തിലെത്തിയത് ഭാഗ്യമായി';വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞെന്ന് അമിത്ഷാ Omicron ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം; മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ രോഗമുക്തി Omicron ഒമിക്രോൺ; ബംഗളൂരുവിലെ ഡോക്ടർ അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസിൽ പങ്കെടുത്തിരുന്നു Konijeti Rosaiah ആന്ധ്ര മുൻമുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു INDvNZ അജാസ് വീണ്ടും, ഇന്ത്യക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടം; പ്രതിരോധിച്ച് മായങ്ക്- അക്സര്‍ സഖ്യം Attappadi അട്ടപ്പാടിയിലെ അഴിമതി അവസാനിക്കുന്നില്ല; ആദിവാസികള്‍ക്ക് ചികിത്സയ്ക്കായി നല്‍കുന്ന ഫണ്ട് വകമാറ്റി Models Death കൂടുതൽ തെളിവുകൾ, സൈജുവിനൊപ്പം ലഹരിപ്പാർട്ടിയിൽ പങ്കെടുത്തവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് 'നമ്മുടെ മക്കൾ ആദിവാസി ഊരുകളിൽ പോക്സോ നിയമ ബോധവത്കരണവുമായി കേരള പൊലീസ് മൂന്ന് സാങ്കേതിക പ്രവര്‍ത്തകരെ വച്ചും സിനിമചെയ്യാം ചലച്ചിത്രം' പ്രേക്ഷകരിലേക്ക്; കാണാം ഗള്‍ഫ് റൗണ്ടപ്പ് ചിന്താ ജെറോം നിയമപരമായാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്; ആരോപണം വസ്തുതാ വിരുദ്ധം; ഡിവൈഎഫ്‌ഐ Samakalika Malayalam ചിന്താ ജെറോം നിയമപരമായാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്; ആരോപണം വസ്തുതാ വിരുദ്ധം; ഡിവൈഎഫ്‌ഐ തിരുവനന്തപുരം: ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്,ബിജെപി,ലീഗ് പ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ. കേരളാ സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തി ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ് .ഇത്ആസൂത്രിതമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. കല്‍പ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുന്‍പും സൈബര്‍ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.ഇത് പ്രതിഷേധാര്‍ഹമാണ്.സമീപ കാലത്തു ചില കേന്ദ്രങ്ങള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. chintha jerome cyber attack dyfi ചിന്താ ജെറോം ഡിവൈഎഫ്‌ഐ സൈബര്‍ ആക്രമണങ്ങള്‍ ജെആര്‍എഫ് ഗവേഷണം കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) വിഖ്യാത ഇംഗ്ലീഷ് കുറ്റാന്വേഷണനോവലിസ്റ്റ് ആർതർ കോനൻ ഡോയൽ, ഷെർലക് ഹോംസ് എന്ന സാങ്കല്പിക അപസർപ്പകനെ കേന്ദ്രമാക്കി എഴുതിയ നാലു നോവലുകളിൽ മൂന്നാമത്തേതാണ് ദ ഹൗണ്ട് ഓഫ് ദ ബാസ്കർവിൽസ് (ബാസ്കർവില്ലയിലെ വേട്ടനായ ഭീതിയും നിഗൂഢതയും കൊലപാതകവും ചേരുവകളായുള്ള ഈ നോവൽ കുറ്റാന്വേഷണസാഹിത്യത്തിലെ എക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.[2] ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഡെവൺഷയറിലെ ഡാർട്ട്മൂർ എന്ന തരിശുഭൂമി പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന ഈ കഥയിൽ കോനൻ ഡോയലിന്റെ കുറ്റാന്വേഷകൻ, അവിടെ ജീവിച്ചിരുന്ന ബാസ്കർവിൽസ് കുടുംബത്തിലെ സർ ചാൾസ് ബാസ്കർവിൽസിന്റെ ദാരുണമായ മരണത്തിന്റേയും അദ്ദേഹത്തിന്റെ അനന്തരാവകാശി സർ ഹെൻട്രി ബാസ്കർവിൽസിനെ ചൂഴ്ന്നുനിന്ന മരണഭീതിയുടേയും രഹസ്യം അനാവരണം ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുൻപു ജീവിച്ചിരുന്ന പൂർവികന്മാരിൽ ഒരുവന്റെ കർമ്മദോഷം ശാപമായി, നായ്പ്പിശാചിന്റെ (spectral hound) കരാളരൂപത്തിൽ ബാസ്കർവിൽസ് കുടുംബത്തിലെ തലമുറകളെ വേട്ടയാടി പ്രതികാരം ചെയ്യുന്നുവെന്ന സാമാന്യധാരണ നിലവിലുണ്ടായിരുന്നു. ഈ വിശ്വാസത്തെ പിന്തുണക്കുന്നതായി തോന്നിച്ച സംഭവങ്ങളുടേയും സൂചനകളുടെയും പശ്ചാത്തലത്തിലാണ് ഷെർലക് ഹോംസിന്റെ അന്വേഷണം തുടങ്ങുന്നതും മുന്നോട്ടുപോകുന്നതും. ഏകാന്തവിഷാദമായ പാഴ്ഭൂമിയുടെയും പുരാതനമായ ശാപങ്ങളുടേയും പ്രേതപ്രത്യക്ഷാനുഭവങ്ങളുടേയും ചുറ്റുപാടുകളിൽ നടക്കുന്ന ഈ അന്വേഷണത്തിൽ ഷെർലക് ഹോംസ് ബാസക്ർവിൽസിന്റെ രഹസ്യം പടിപടിയായി തുറന്നു കാട്ടുന്നു. ഒടുവിൽ അതിഭൗതികമായ നായ്പ്പിശാചിന്റേതെന്നു കരുതപ്പെട്ട ഭീഷണിയുടെ വിശദീകരണം തികച്ചും ഭൗതികവും മാനുഷികവും ആണെന്നു തെളിയിക്കുന്ന കുറ്റാന്വേഷകൻ നോവലിലെ കഥാപാത്രങ്ങൾക്കും എല്ലാക്കാലത്തേയും അതിന്റെ വായനക്കാർക്കും ആശ്വാസം പകരുന്നു.[3] “`2002 – സാനിയ ഇയ്യപ്പൻ – എന്ന് നിന്റെ മൊയ്തീൻ, അപ്പോത്തിക്കിരി, പ്രേതം -2, സകലകലാശാല,ക്വീൻ, ബാല്യകാലസഖി, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച. സാനിയ ഇയ്യപ്പൻ ) 1972 – മമത കുൽക്കർണ്ണി – ആഷിക്‌ ആവാര, ക്രാന്തിവീർ, കരൺ അർജുൻ, ചൈന ഗേറ്റ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ്‌ നടി മമത കുൽക്കർണ്ണി 1950 – എൻ ചന്ദ്രബാബു നായിഡു – നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ടി ഡി പി നേതാവും ആയ എൻ ചന്ദ്രബാബു നായിഡു ) 1963 – രാജീവ്‌ മെനോൻ – മണിരത്നത്തിന്റെ സംവിധാനത്തിൽ. ബോംബെ, കടൽ, ഗുരു തുടങ്ങിയ ചിത്രങ്ങൾക്ക്‌ ഛായാഗ്രഹണം നിർവ്വഹിക്കുകയും അജിത്‌ നായകനായ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ മിൻസാര കനവ്‌ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത രാജീവ്‌ മെനോൻ ) 1955 – മണിയൻ പിള്ള രാജു – മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവും ആയ മണിയൻ പിള്ള രാജു ) 1945 – പി കരുണാകരൻ – എ കെ ജിയുടെയും സുശീല ഗോപാലന്റെയും മകളുടെ ഭർത്താവും, പതിനാറാം ലോകസഭയിൽ കാസർഗോഡ് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവുമായ പി. കരുണാകരൻ ) 1948 – ബബിത – പഴയകാല ബോളിവുഡ് നടിയും രൺധീർ കപൂറിന്റെ ഭാര്യയും കരിഷ്മ കപൂർ, കരീന കപൂർ എ ന്നിവരുടെ അമ്മയുമായ ബബിത ) 1966 – ഇസ്മയിൽ ബേഗ്‌ – മദ്രാസ് ബോട്ട് ക്ലബ്ബിന്റെ പരിശീലകനും തുഴച്ചിൽ രംഗത്തെ ഇന്ത്യയുടെ ദേശീയപരിശീലകനുമായിരുന്ന ഇസ്മായിൽ ബേഗ്‌ ) 1936 – കരിയ മുണ്ഡ – ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കരിയ മുണ്ഡ ) കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021 സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് 1989 – നിന ദാവുലുറി – മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ—അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമായ നിന ദാവുലുറി ) 1969 – ഫെലിക്സ്‌ ബൗംഗാർട്ട്‌നർ – 2012 ഒക്ടോബർ 14 – ൽ 39 (1,28,000 അടി) കിലോമീറ്റർ ഉയരത്തിൽനിന്ന് ചാടി ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൈവരിച്ച ഓസ്ട്രിയക്കാരനായ ആകാശച്ചാട്ടകാരൻ ഫെലിക്സ് ബൌംഗാർട്നർ ) 1965 – മുകുൽ എം സാംഗ്‌മ – മുൻ മേഘാലയ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ മുകുൽ സാംഗ്മ) 1901 – ആർ വെങ്കിടാചല അയ്യർ – സംസ്കൃതപണ്ഡിതനും, വേദസാഹിത്യം കേരളത്തിനു പരിചയ്പ്പെടുത്തിയവരിൽ പ്രമുഖനും, ആര്യസമാജത്തിന്റെ പ്രമുഖ പ്രവർത്തകനുമായിരുന്ന വേദബന്ധു ശർമ്മ എന്ന പേരിൽ പ്രസിദ്ധനായ ആർ. വെങ്കിടാചല അയ്യർ ) 1914 – ഡോ കെ എം ജോർജ്‌ – മലയാളത്തിലും ഇംഗ്ലീഷിലുമായി നാല്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും പത്മശ്രീയും(1988) പത്മഭൂഷണും(2001) അടക്കം നിരവധി പുരസ്കാരങ്ങളുടെ ജേതാവും .പ്രശസ്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനു മായിരുന്ന കരിമ്പുമണ്ണിൽ മത്തായി ജോർജ്ജ് എന്ന ഡോ. കെ. എം ജോർജ്‌ ) 1920 – സി വി വാസുദേവ ഭട്ടതിരി – നല്ല മലയാളം, കേരള പാണിനീയത്തിലൂടെ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഭാഷാപണ്ഡിതനും സാഹിത്യകാരനുമായിരുന്ന സി.വി വാസുദേവ ഭട്ടതിരി ) 1914 -ഗോപിനാഥ്‌ മൊഹന്തി – 1973 ൽ ജ്ഞാനപീഠം നേടിയ ഒഡിയ സാഹിത്യകാരൻ ) 1939 – തീറ്റ റപ്പായി – തീറ്റ മൽസരത്തിൽ റെക്കോർഡ്‌ നേടി ലിംക ബുക്‌ ഓഫ്‌ റെക്കോർഡിൽ പേര്‌ വന്നു ) 1494 – ജോഹാൻ അഗ്രിക്കോള – ദൈവകൃപയുടെ പശ്ചാത്തലത്തിൽ വിശ്വാസികൾ സദാചാര നിയമങ്ങൾക്ക് അതീതരാണെന്ന് അനുശാസിക്കുന്ന ആന്റിനോമിയാനിസത്തിന്റെ വക്താവും ജർമനിയിലെ ഒരു മതപരിഷ്കർത്താവും ജർമൻ പഴമൊഴികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഹാൻ അഗ്രിക്കോള ) “`1912 – ബ്രാം സ്റ്റോക്കർ – ഡ്രാക്കുള എന്ന നോവൽ എഴുതിയ ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കർ ) 2010 – എം കെ കമലം – അല്ലിറാണി സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിക്കുകയും പിന്നീട്ഉള്ളൂരിന്റെ മൃണാളിനി, വയലാറിന്റെ ആയിഷ, വള്ളത്തോളിന്റെമഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്ത മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലനിലെ നായികയായിരുന്ന എം.കെ. കമലം ) 1891 – കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ – കേരളത്തിലെ തച്ചുശാസ്ത്രവിധികൾ എല്ലാം തന്നെയും കൂടാതെ ബ്രാഹ്മണൻമാരിൽ മാത്രം ഒതുങ്ങിയിരുന പല പൂജാവിധികളും ആചാരങ്ങൾ പുസ്തകരൂപത്തിൽ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത പ്രസിദ്ധനായ തച്ചുശാസ്ത്ര വിദഗ്ദ്ധനായിരുന്ന കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്‌ മലയാള വർഷം 1066 ) 1707 – ജൊഹാൻ ക്രിസ്റ്റോഫ്‌ ഡെന്നർ – ജർമ്മനിയിലെ പ്രശസ്ത സംഗീതഞ്ജൻ, ഇദ്ദേഹമാണ്‌ സംഗീത ഉപകരണമായ ക്ലാരിനെറ്റ്‌ കണ്ടു പിടിച്ചത്‌ ) 2018 – എം എസ്‌ രവി – കേരള കൗമുദി പത്രത്തിന്റെ ചീഫ്‌ എഡിറ്റർ ആയിരുന്ന എം എസ്‌ രവി ) 1960 – പന്നലാൽ ഘോഷ്‌ – ഹിന്ദുസ്ഥാനി സംഗീതത്തിൽ പുല്ലാങ്കുഴൽ വായനയ്ക്കു ഗണ്യമായ സ്ഥാനം നേടീക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച പ്രശസ്ത ബാംസുരി (പുല്ലാങ്കുഴൽ) വാദകനായിരുന്ന അമൽജ്യോതി ഘോഷ് എന്ന പന്നലാൽ ഘോഷ്‌ ) 1970 – പോൾ സെലാൻ – ജൂതന്മാരെ ഉന്മൂലനം ചെയ്യാൻ അഡോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ നാസികൾ നടപ്പിലാക്കിയ ആസൂത്രിത പരിപാടി ആയ ഹോലോകാസ്റ്റിൻറെ ജീവിക്കുന്ന രക്ത സാക്ഷി ആയിരുന്ന വിശ്രുത ജർമൻ കവി ആയ പോൾ സെലാൻ )“` ⭕ _ഇന്ന് ചൈനീസ് ഭാഷ ദിനം_ _യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും ഈ ദിവസം ചൈനീസ് ഭാഷ ദിനമായി ആചരിച്ചു വരുന്നു. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ ഇഗ്ലീഷ്, ചൈനീസ്, അറബിക്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്) തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. കോവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക ഏപ്രിൽ -20 യു.എൻ ചൈനീസ് ഭാഷ ദിനം കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021 സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് എം കെ അബ്ദുല്ല ഹാജി മരണപ്പെട്ടു മരക്കാര്‍ ആദ്യ ദിന കേരള ഷോ കളക്ഷന്‍ അറിയാം കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021 മുംബൈയില്‍ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ്… നിങ്ങളിങ്ങനെ തുടങ്ങിയാല്‍ എങ്ങനെയാണ് ഭായ് ജയറാമിനോട് ആരാധകര്‍ ഷവറിലെ കുളി: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍! ‘മരക്കാര്‍’ ആദ്യ പകുതിയെ പുകഴ്ത്തി പ്രേക്ഷകര്‍ ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ് ശതാവരി എന്ന ഔഷധസസ്യത്തിന് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന്… മക്കോട്ടദേവ അഥവാ ദേവപ്പഴം ശാസ്ത്രലോകം പറയുന്നു കടുക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു പിന്നിലുണ്ട് ഈ കാരണങ്ങൾ കൊച്ചി Dec 12 യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ വിദഗ്ധന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുവദിച്ചത് നടന്‍ ദിലീപിന് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. വിചാരണ സമയത്തു പറയേണ്ട കാര്യങ്ങള്‍ അതിനു മുന്‍പ് തന്നേ ദിലീപ് സുപ്രിം കോടതിയില്‍ ഉന്നയിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിചാരണയ്ക്കിടെ അനുയോജ്യമായ ഘട്ടത്തില്‍ ഇക്കാര്യം ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 313, 314, 315 വകുപ്പുകള്‍ പ്രകാരം തെളിവുകള്‍ പരിശോധിക്കാനും മറുപടി നല്‍കാനും പ്രതിക്ക് അവസരമുണ്ട്. ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയില്‍ ആവശ്യപ്പെടാം. ഈ ആവശ്യം ആദ്യഘട്ടത്തില്‍ വിചാരണക്കോടതി അനുവദിക്കാന്‍ സാധ്യതയില്ലെന്നു കണ്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതു വിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാനഘട്ടത്തില്‍ ലഭിക്കേണ്ട ആനുകൂല്യം ദിലിപിനു തുടക്കത്തില്‍ ലഭിച്ചിരിക്കുന്നു. ആദ്യത്തെ ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചതിലും അസ്വഭാവികതയുണ്ട്. നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധന്റെ നേതൃത്വത്തില്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിക്കാനും ഏഴാം പ്രതിയായ ദിലീപിനെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ചോദ്യാവലി തയാറാക്കി അതിന്മേല്‍ ഫോറന്‍സിക് ലാബിന്റെ മറുപടിവാങ്ങാനാണു ദിലീപിനെ അനുവദിച്ചത്. ഈ സുപ്രീംകോടതി തീരുമാനം ദിലീപിന് അനുകൂലമാണെന്നാണു പ്രോസിക്യുഷന് ലഭിച്ച നിയമോപദേശം. ഫോറന്‍സിക് ലാബിന്റെ രണ്ടാം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ദിലീപിനു മാത്രമാണു നിലവില്‍ അവകാശമുള്ളത്. ആദ്യത്തെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പ്രതികള്‍ക്കും െകെമാറിയിരുന്നു. രണ്ടാം റിപ്പോര്‍ട്ട് ലഭിക്കുന്നപക്ഷം അതിലെ കാര്യങ്ങളും പ്രതിഭാഗം അഭിഭാഷകന്‍ വിസ്താരത്തില്‍ ഉപയോഗിക്കും. രണ്ടാമത്തെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. വേണ്ടിവന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും. രണ്ടാം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മറ്റാര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. പ്രത്യേക കോടതിയില്‍ ആരംഭിച്ച വിചാരണ ഇന്ന് പുനരാരംഭിക്കും. പ്രോസിക്യൂഷന്റെ പ്രാരംഭവാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്നു പ്രതിഭാഗത്തിന്റെ മറുപടിവാദം കേള്‍ക്കും. Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ ഹുവായ് രാജ്യസുരക്ഷയ്ക്ക് ഭീക്ഷണിയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ കമ്മറ്റി ചൈനീസ് ടെലികമ്മ്യുണിക്കേഷൻ രംഗത്തെ അതികായരായ ഹുവായി ടെക്നോളജീസിനെതിരെ അമേരിക്കൻ രഹസ്യാന്വേഷണ കമ്മറ്റി.ഹുവായിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ കമ്പനികൾക്കാണു അമേരിക്കൻ രഹസ്യാന്വേഷണ ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ Breaking News: ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ ഒമിക്രോണ്‍ വകഭേദം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേരളം ◆ ‘ഒമിക്രോൺ’; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഏറ്റവും അപകടകാരി: ലോകാരോഗ്യ സംഘടന ◆ ബിജെപിയെ ആരും വിശ്വസിക്കില്ല; മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന കേന്ദ്രമന്ത്രിയുടെ വാദം തള്ളി മഹാ വികാസ് സഖ്യം ◆ ‘സംഘികള്‍ മങ്കികളേപ്പോലെ’; ബിജെപിയിൽ ചേർന്ന ഖുശ്ബുവിന്റെ റീട്വീറ്റ് വൈറൽ ഒക്ടോബര്‍ ഏഴ് വരെ മോഡിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. അർണാബിന്റേത് വെറും റിപ്പബ്ലിക്ക് ചാനലല്ല; വാഴയ്ക്കാ റിപ്പബ്ലിക്ക് ചാനലെന്ന് രാജ്ദീപ് സർദേശായി 'മാധ്യമ മര്യാദ എന്ന ഒന്നുണ്ട്. അത് പാലിക്കാൻ തയ്യാറാകണം രാജ്ദീപ് പറഞ്ഞു. ഡിപ്ലോമാറ്റിക് പൌച്ചിലെ സ്വർണ്ണത്തിനായി കസ്റ്റംസ് ഓഫീസിൽ വിളിച്ചത് സംഘപരിവാർ അനുകൂല തൊഴിലാളി സംഘടനയുടെ നേതാവെന്ന് സൂചന ഡിപ്ലൊമാറ്റിക് പൌച്ചിലൊളിപ്പിച്ച് വിമാനത്താവളത്തിലെത്തിയ സ്വർണ്ണം വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച മൂന്ന് പേരിൽ ഒരാൾ സംഘപരിവാർ അനുകൂല തൊഴിലാളി അമ്പലത്തിന് മുന്നിൽ കൃസ്ത്യൻ പള്ളിയെന്നാരോപിച്ച് സിനിമാ സെറ്റ് ഹിന്ദുത്വ തീവ്രവാദികൾ പൊളിച്ചുമാറ്റി ആലുവ: കാലടി മഹാദേവക്ഷേത്രത്തിനടുത്തുള്ള മണൽപ്പുറത്ത് ഇട്ടിരുന്ന സിനിമാ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ പ്രവർത്തകർ ചേർന്ന് ഹലാൽ ഫുഡ് വഴി കൊറോണ വരുമെന്ന് ഏതേലും ഫേക്ക് ഐഡി വെച്ച് കാച്ചാം: സംഘപരിവാർ രഹസ്യ ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ പുറത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ പദ്ധതിയിടുന്ന സംഘപരിവാർ രഹസ്യ ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ സ്ക്രീൻഷോട്ടുകൾ സിപിഎമ്മിൽ നുഴഞ്ഞുകയറിയ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ സുഡാപ്പി തീവ്രവാദിയാണ് എഎ റഹിം: തീവ്ര വർഗ്ഗീയ പ്രചരണവുമായി സംഘപരിവാർ സംഘപരിവാർ പ്രവർത്തകനായ വിനീഷ് എംഎച്ച്ആർ എന്ന ഫേസ്ബുക്ക് പ്രൊഫെെലിൽ നിന്നുമാണ് യഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണം നടക്കുന്നത് ബീഫില്‍ മണ്ണുവാരിയിടുന്നവരോട്: നിങ്ങള്‍ പശുവിനെ അമ്മയാക്കിക്കൊള്ളു, പക്ഷേ ഞങ്ങളുടെ അമ്മയെ ഞങ്ങള്‍ക്കറിയാം ഷാബു തോമസ് ഭരണഘടന അനുശാസിക്കുന്ന എന്തും ഭക്ഷിക്കുവാനുള്ള അവകാശമുള്ള ഇന്ത്യ പോലൊരു മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ എന്റെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് എന്റെ അംബേദ്കർ രാഷ്ട്രീയത്തെ അപഹരിച്ച് പിന്നോക്കവിഭാഗങ്ങളെ പാട്ടിലാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ അസ്വസ്ഥരാക്കുന്ന അംബേദ്കർ വചനങ്ങൾ ഭരണഘടനാശില്‍പ്പിയും ദളിത്പക്ഷരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനുമായ ഡോ ഭീം റാവു അംബേദ്കറിന്റെ 126-ആം ജന്മദിനം ആഘോഷമായി കൊണ്ടാടാനും അതുവഴി പിന്നോക്കവിഭാഗങ്ങളെ കൂടെനിര്‍ത്താനും ബിജെപിയും പിണറായിയുടെ സന്ദര്‍ശനദിവസം ബന്ദിനെ തുടർന്നുണ്ടായ എല്ലാ നഷ്ടങ്ങളും സംഘ്പരിവാറില്‍നിന്ന് ഈടാക്കാൻ കർണ്ണാടക സർക്കാരിന്റെ നിർദ്ദേശം. മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരൂ സന്ദര്‍ശന ദിനം ബന്ദ് ആചരിച്ച സംഘ്പരിവാര്‍ നടപടിയ്ക്കെതിരേ ശക്തമായ നടപടിയുമായി കര്‍ണ്ണാടക പട്ടേലിന്റെ പ്രതിമയെക്കാളുയരത്തില്‍ ഡോ അംബേദ്‌കറുടെ പ്രതിമ വേണമെന്ന ആവശ്യവുമായി ഗുജറാത്തിലെ ദളിത്‌ സംഘടനകള്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാന്‍ മോഡി ഇറങ്ങവേ ഗുജറാത്തില്‍ പുതിയ വിവാദം. പട്ടേലിന്റെ പ്രതിമയെക്കാള്‍ ഉയരത്തില്‍ ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ ഭാഷയിലും സംസ്‌കാരത്തിലും സാഹിത്യത്തിലും ഇടപെടുന്ന ലേഖനങ്ങളുടെ സമാഹാരം. മനസിന്റെ അവ്യവസ്ഥയും ഭാഷയുടെ വ്യവസ്ഥാപിതത്വവും തമ്മിലുള്ള അകലത്തെ മറികടന്ന് ജീവിതത്തെ വിശദീകരിക്കാന്‍ ഒരെഴുത്താല്‍ നടത്തുന്ന നാനാവിധശ്രമങ്ങളായി ഈ രചനകള്‍ നമുക്ക് മുന്നില്‍ ഇടം പിടിക്കുന്നു. 1955ല്‍ പൊന്നാനിയില്‍ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജരും മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപസമിതി അംഗവുമായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. വിധാതാവിന്റെ ചിരി, വേണ്ടപ്പെട്ടവന്റെ കുരിശ്, പുരുഷവിലാപം, ജാതി ചോദിക്കുക, കുര്‍ക്‌സ്, പ്രണയപര്‍വം, മുഖലക്ഷണം, ശവസംസ്‌കാരം എന്നീ കഥകളും സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം എന്നീ നോവലുകളും ക്രിമിനല്‍ കുറ്റമാകുന്ന രതി, ശീര്‍ഷാസനം എന്നീ ലേഖനങ്ങളും രചിച്ചിട്ടുണ്ട് സൂഫി പറഞ്ഞ കഥ' കേരളസാഹിത്യഅക്കാദമി അവാര്‍ഡിനും ഇടശ്ശേരി അവാര്‍ഡിനുമര്‍ഹമായി. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. കേന്ദ്രസാഹിത്യഅക്കാദമി ഉപദേശക സമിതിയംഗമാണ്. ഭാര്യ: രാജി. മകള്‍: ശ്രീദേവി. വിലാസം കരുമത്തില്‍ പുത്തന്‍വീട്, പെരുമണ്ണ, കോഴിക്കോട്26. ശരിയുത്തരം സത്യേന്ദ്രനാഥ് ബോസ് ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌ ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.1894 ജനുവരി ഒന്നിന് കൊല്‍ക്കത്തയിലെ ഗോവാബാഗനിലാണ് അദ്ദേഹം ജനിച്ചത്. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു ബോസ്‌. കൊല്‍ക്കത്തയിലെ ഹിന്ദുസ്‌കൂളില്‍ ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രസിഡന്‍സി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേര്‍ന്നു. ഗണിതവും ഭൗതീകശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങള്‍. കോളേജില്‍ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെന്‍ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന്‌ ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുള്‍ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. 1921-ല്‍ ധാക്കാ സര്‍വകലാശാലയില്‍ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തില്‍ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി. പ്രോബബിലിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളെ പിന്തുടര്‍ന്നാണ്‌ ബോസ്‌ തന്റേതായ നിഗമനം ഈ പ്രബന്ധത്തില്‍ വ്യക്തമാക്കി, പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേര്‍ണലുകളും ഇത്‌ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐന്‍സ്റ്റീന്റെ പക്കലെത്തിയ ഉടന്‍തന്നെ നിര്‍ണായകമായ അംഗീകാരം ലഭിച്ചു. ഐന്‍സ്റ്റൈന്‍ തന്നെ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ തര്‍ജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു ലേഖനവും ഐന്‍സ്റ്റൈന്‍ എഴുതി. തുടര്‍ന്ന്‌ ബോസ്‌ ഐന്‍സ്റ്റൈന്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങളെ ബോസോണുകള്‍ എന്നും അറിയപ്പെടാന്‍ തുടങ്ങി. വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ 273°C) അടുത്തെത്തിച്ചാല്‍ ബോസ്‌-ഐന്‍സ്റ്റൈന്‍ നിയമപ്രകാരം ആറ്റങ്ങള്‍ ഒന്നുചേര്‍ന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടുത്തം നടന്നത്‌. എന്നാല്‍ 1995-ല്‍ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. 1995 ല്‍ എറിക്‌ കോര്‍ണലും വീമാനും ചേര്‍ന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. 1924-ല്‍ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേര്‍ന്ന്‌ ഗവേഷണം നടത്തി. ബര്‍ലിനില്‍ വച്ച്‌ ഐന്‍സ്റ്റൈനെ സന്ദര്‍ശിക്കുകയും ചെയ്‌തു. കൊല്‍ക്കത്തയിലെ എസ്‌.എന്‍.ബോസ്‌ നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക്‌ സയന്‍സ്‌ ഇദ്ദേഹത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നു.ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടുത്തങ്ങള്‍ക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോണ്‍ സവിശേഷ പഠനവിഷയമാക്കിയവര്‍ക്ക്‌ പിന്നീട്‌ നോബല്‍ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4-ന്‌ 80-ാമത്തെ വയസ്സില്‍ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു. വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ (മലയാളം) സൂരജിന്റെ "മാങ്ങയുടെയും ചക്കയുടെയും ക്വാണ്ടം അവസ്ഥകള്‍ എന്ന പോസ്റ്റ് ഓര്‍മ്മ വന്നു ക്ലൂ: പ്രശസ്തനായ ഇന്ത്യന്‍ ഭൌതികശാസ്ത്രജ്ഞന്‍. ജീവിച്ചിരിപ്പില്ല. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ ഫോട്ടോണ്‍ എണ്ണാന്‍ പഠിപ്പിച്ചയാള്‍ എന്ന വിശേഷണമുള്ള, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ രൂപപ്പെടുത്തിയ പ്രശസ്ത ഭൌതികശാസ്ത്രജ്ഞന്‍ ഫിസിക്സില്‍ ലോകംകണ്ട ഏറ്റവും പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ പെടുത്താവുന്ന ഭാരതീയ ശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ്. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ പേരിനൊപ്പം ചേര്‍ത്ത്‌ വായിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരും ബോസിന്റേതാണ്‌. ബോസ്‌ ഐന്‍സ്റ്റൈണ്‍ സമീകരണം, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐന്‍സ്റ്റൈന്‍ കണ്ടന്‍സേറ്റ്‌ എന്നിവ എസ്‌.എന്‍.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌ ബാക്കി ഭാഗങ്ങള്‍ പോസ്റ്റില്‍) ആഷ്‌ലീ, ഈ സത്യസന്ധമായ പ്രസ്താവനയ്ക്ക് നന്ദി! ഇതുതന്നെയാണ് ഈ ഗോമ്പറ്റീഷന്‍ വഴി ഉദ്ദേശിച്ചതും. നമുക്കറിയാവുന്ന അറിവിന്റെ പരിധിയില്‍ ഒതുങ്ങിനില്‍ക്കാതെ അതിന്റെ പരിധി കുറേക്കൂടി വലുതാക്കാനുള്ള ഒരു ശ്രമം. നന്ദി! ഈ പരിപാടിയെ കുട്ടിക്കളി അല്ലെങ്കിൽ ബോറ് പരിപാടി എന്ന് പറഞ്ഞ് കളിയാക്കുന്നവരുണ്ട് നമുക്ക് ചുറ്റും ഈ മത്സരത്തിന്റെ ഏറ്റവും നല്ലൊരു വശമാണ് Ashly എടുത്തെഴുതിയത്. ഓരോ ഫോട്ടോ വരുമ്പോഴും ആ ഒരു വ്യക്തിയെ പറ്റി മാത്രമല്ല നമ്മൾ ചിന്തിക്കുന്നതും അന്വേഷിക്കുന്നതും അല്ലെങ്കിൽ അറിയുന്നതും പുസ്തകത്താളുകളിലും മറ്റും മറന്ന് വെച്ച അനേകം പേരിലൂടെ ഒരു തിരിച്ച് പോക്ക് സാധ്യമാക്കുന്നുണ്ട് ഈ മത്സരം അറിയാത്ത ചിലത് അറിയാനും കഴിയുന്നു. ഉത്തരപ്രഖ്യാപനത്തോടൊപ്പം അപ്പു ചേർത്ത് വെക്കുന്ന കുറിപ്പും കൂടുതലറിയാൻ സഹായിക്കുന്നു. ലാപുടയെ സമ്മതിച്ചിരിക്കുന്നു! രണ്ടു മിനിട്ടിനകം ഉത്തരം എഴുതുക എന്നാല്‍ ഒരു ഗൂഗ്ലിങ്ങും നടത്താതെയുള്ള ഉത്തരമായിരിക്കും. ഞാനാദ്യം രാമാനുജത്തെ ഗൂഗ്ലി നോക്കിയ ശേഷമാണ് എസ് എന്‍ ബോസിനെ തപ്പിയത്. അഗ്രു പറഞ്ഞത് കറക്റ്റ് പണ്ടു പഠിച്ചു മറന്ന പലരെ പറ്റിയും വീണ്ടും അറിവു പുതുക്കാറായി. അപ്പുവിനോട് ഒരു കാര്യം കൂടെ, ഇതില്‍ മലയാളം വിക്കിപീഡിയയ്യിലില്ലാത്ത കുറിപ്പുകള്‍ അങ്ങോട്ടും കൂടെ ഒന്നു കയറ്റി വിടുന്നത് നന്നായിരിക്കും. അഗ്രജന്റെയും,ashly -യുടെയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എന്റെ മോള്‍ മുടങ്ങാതെ ഗോമ്പി ഫോളോ ചെയ്യുന്നുണ്ട് അമ്മക്ക് points കിട്ടിയോ എന്നതിലുപരി അതിലെ ഓരോ celibrities -നെ ക്കുറിച്ചും അറിയാന്‍ അവള്‍ കാണിക്കുന്ന interest കാണുമ്പോള്‍ ഗോമ്പിയുടെ ഒരു മല്സരാര്‍ഥി എന്ന നിലയില്‍ എനിക്കും അഭിമാനം തോന്നുന്നു. അതിന്റെ കൂടെ ഒന്നു കൂടെ പറയാതെ വയ്യ,എന്റെ മോന്‍ അപ്പു, എനിക്ക് Satyendra Nath Bose -ന്റെ ചിത്രം കണ്ടു ആന്‍സര്‍ ആയി പറഞ്ഞു തന്നത്,ഇത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍-ല്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന 'ഇമ്രാന്‍ 'ആണെന്നാണ്‌ പുസ്തകത്താളുകളില്‍ നിന്ന് നീ അരച്ചു കലക്കി കുടിച്ച ഇന്ത്യയല്ല യഥാര്‍ത്ഥ ഇന്ത്യ എന്നു മനസ്സിലായില്ലെ അഗ്രു. അത് മനസ്സിലാക്കണമെങ്കില്‍ ഗൂഗിള്‍ എന്താണെന്നറിയണം വികിപീഡിയ അറിയണം സെര്‍ച്ച് മൂള ഉണ്ടാവണം. ജോലി സംബന്ധമായ തിരക്കും മറ്റു പ്രശ്നങ്ങളും (ലോലഹൃദയമായതിനാല്‍ പെട്ടന്ന് അഡിക്റ്റാവുന്നതിനാല്‍) മത്സരത്തില്‍ പങ്കെടുക്കാതെ ഗാലറിയിലിരുന്ന് ഞാന്‍ കളിയെല്ലാം കാണുന്നുണ്ട്. ഇങ്ങനെയൊരു സംരഭം ഇത്ര നന്നായി നടത്തി കൊണ്ടുപോകുന്ന അപ്പുവിന് പ്രത്യേക അഭിനന്ദനങ്ങള്‍! കൂടാതെ മുടങ്ങാതെ, ഉടനടി ശരിയായ ഉത്തരവുമായി എത്തുന്ന ലാപുടയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍! ഒന്നില്ലേലും നമ്മള്‍ രണ്ടാളും എസ്.എസ്.സി.ക്കാരാണ് എന്നെങ്കിലും ഓര്‍ക്കാര്‍ന്നു ഒരു മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിട്ടേക്കുന്നത് ഹ്മ്ഹ്മ് റോളക്ക് അല്‍ ഖാന്‍ വഴിയാണ് പോണ്ടത്, അത് മറക്കണ്ടാ വത്തിക്കാന്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അഭയാത്ഥികളായ വനിതകളുടെ ജീവിതാനുഭവങ്ങളും കഥകളും കേള്‍ക്കാന്‍ വത്തിക്കാന്‍ തയ്യാറായി. അഭയാര്‍ത്ഥികളായ വനിതകളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളത്. അവരുടെ പ്രചോദനാത്മകമായ ജീവിതം മറ്റ് വനികതള്‍ക്ക് കൂടി മാതൃകയായിത്തീരുന്നതാണ്. ”ഫിലിപ്പീന്‍സില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ അനവധി സ്ത്രീകളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളും അവര്‍ നേരിട്ടതെങ്ങനെയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അപാരമായ മനശ്ശക്തിയാണ് അവര്‍ ആ സമയങ്ങളില്‍ പ്രകടിപ്പിച്ചത്.” മോണ്‍സിഞ്ഞോര്‍ ഫാബിയോ ബാഗിയോ പറയുന്നു. അഭയാര്‍ത്ഥികളിലൊരാളായ ദാലിയ ഖേ പറയുന്നു. ”യുദ്ധത്തിന്റെ നടുവിലായിരുന്നു ഞങ്ങളുടെ ജീവിതം. എപ്പോള്‍ വേണമെങ്കിലും മരിച്ച് വീണേക്കാവുന്ന അവസ്ഥ. ആ സമയത്ത് എന്റെ അമ്മയാണ് ഞങ്ങളുടെ കുടുംബത്തെ താങ്ങി നിര്‍ത്തിയത്. അച്ഛന്‍ പത്ത് വര്‍ഷമായി ഇറാഖി ജയിലിലായരുന്നു. ഒരേ സമയം പിതാവും മാതാവുമായി പെരുമാറാന്‍ എന്റെ അമ്മയ്ക്ക് സാധിച്ചു.” ദാലിയയെപ്പോലെയുളള അനേകം സ്ത്രീകള്‍ വത്തിക്കാന്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. ദില്ലി: സ്വന്തം ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഹോള്‍സെയ്ല്‍, റീടെയ്ല്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങിനെ വരുമ്പോള്‍ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ, ഒറ്റഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്ന ബാങ്കിങ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി, ടെക്‌നോളജി തുടങ്ങി വിവിധ കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി. ഇത്തവണ ചലച്ചിത്രമേളയില്‍ സിനിമകള്‍ക്കൊപ്പം ഉയര്‍ന്ന ചില വിവാദങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയെന്ന് കഥാകൃത്ത് സുസ്‌മേഷ് ചന്ത്രോത്ത്‌ ആവിഷ്‌കാര സ്വാതന്ത്യത്തിന് സാമ്പത്തിക സുരക്ഷ വേണം: സയ്യിദ് മിര്‍സ ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടമെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ. സാമൂഹ്യമായ ആവിഷ്‌കാരമാണ് സിനിമ. വിനോദോപാധി മാത്രമല്ല, കല ജീവിതം കൂടിയാണെന്ന് മനുഷ്യന്‍ ജീവിക്കുന്നത് ആടിനെപ്പോലെയും തീവ്രവാദിയെപ്പോലെയും: മിഷേല്‍ ഖലീഫി സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന് പലസ്തീന്‍ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ മിഷേല്‍ ഖലീഫി. ആടിനെപ്പോലെയോ തീവ്രവാദിയെപ്പോലെയോ ആണ് മനുഷ്യര്‍ ഇറാനിയന്‍ സിനിമയെ തടയുന്നത് സാംസ്‌കാരിക സെന്‍സര്‍ഷിപ്പ്: ബരാന്‍ ഹൊസാരി തിരസ്‌കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ശബ്ദമായിരിക്കണം കലയിലൂടെ പ്രതിഫലിക്കേണ്ടതെന്ന് ഇറാനിയന്‍ അഭിനേത്രിയും ജൂറി അംഗവുമായ ബരാന്‍ ഹൊസാരി ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ക്ക് തിയ്യറ്ററില്‍ ആളില്ല: അടൂര്‍ ചലച്ചിത്രമേളകള്‍ ഉത്തരവാദിത്വബോധത്തോടെ സിനിമ കാണാന്‍ പരിശീലിപ്പിക്കുന്ന വേദികളാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഫെസ്റ്റിവലില്‍ വന്‍ ഗ്ലാമറിന്റെ ലോകം എന്നെ ഭ്രമിപ്പിച്ചിട്ടില്ല: സീമ ബിശ്വാസ് ഗ്ലാമറിന്റെ ലോകം തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്ന് പ്രശസ്ത തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റും അസാമീസ് അഭിനേത്രിയുമായ സീമ ബിശ്വാസ്. ഫൂലന്‍ ദേവി പോലുള്ള കഥാപാത്രങ്ങള്‍ ദേശീയഗാനം അടിച്ചേല്‍പ്പിക്കരുത്, ബഹുമാനം തോന്നേണ്ടത് മനസ്സില്‍: വിനയ് ഫോര്‍ട്ട് ഒരു രാജ്യത്തോടും ആ രാജ്യത്തിന്റെ ദേശീയ ഗാനത്തോടും ബഹുമാനം തോന്നേണ്ടത് മനസ്സിലാണെന്നും ദേശസ്‌നേഹം ഒരിക്കലും അടിച്ചേല്‍പ്പിക്കരുതെന്നും ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട് തിയേറ്ററിന് മുമ്പില്‍ അടിപിടിയുണ്ടാക്കുന്നത് ബുദ്ധിജീവി ജാഡ കാണിക്കാന്‍: കൊച്ചുപ്രേമന്‍ തിരുവനന്തപുരം സ്വദേശിയായ ചലച്ചിത്ര താരം കൊച്ചു പ്രേമന്റെ വീട്ടുമുറ്റത്ത് നടക്കുന്ന മേളയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. എന്നാല്‍ ഇതുവരെ കൊച്ചുപ്രേമന്‍ ആ വഴിക്ക് ഫിലിം മേക്കിങ്ങില്‍ ഇപ്പോ അത്ര താത്പര്യമില്ല അനാര്‍ക്കലിയുടെ ജീവിതം ഇപ്പോള്‍ പഴയതുപോലെയല്ല. ഇപ്പോള്‍ എന്നു പറഞ്ഞാല്‍ യുവത്വം ആഘോഷിച്ച ആനന്ദത്തിനുശേഷം. താരമായതിന്റെ ഭാരമുണ്ട്. എങ്കിലും പുതിയ ജീവിതം ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ കോടികളുടെ തിരിമറി. നവംബര്‍ 2018 മുതല്‍ മാര്‍ച്ച് 2020 വരെയുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം… ട്രിപ്പിൾ വാക്സിനേഷന് വിധേയനായ ഡോക്ടർക്കും കോവിഡ്; തന്നെ ബാധിച്ചത് ഓമിക്രോൺ എന്ന് ഇസ്രയേലി ഡോക്ടർ; ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം പെരിയ കൊലക്കേസിൽ മുൻ എംഎൽഎ കെ. വി കുഞ്ഞിരാമൻ പ്രതി; 10 പേർ പ്രതിപട്ടികയിൽ, അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ‘പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ പിന്മാറി മുസ്ലീം ലീഗ്; സമസ്തയുടെ തീരുമാനത്തിന് കൂടെയാണ് മുസ്ലിം ലീഗ്; ഈ മാസം 0ന് പള്ളികളിൽ ബോധവൽകരണം നടത്തും’; സാദിഖ് അലി ശിഹാബ് തങ്ങൾ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കോവിഡ് രോഗികള്‍ അധികവും ഈ രക്തഗ്രൂപ്പിൽ ഉള്ളവർ; പുതിയ പഠനം ട്രിപ്പിൾ വാക്സിനേഷന് വിധേയനായ ഡോക്ടർക്കും കോവിഡ്; തന്നെ ബാധിച്ചത് ഓമിക്രോൺ എന്ന് ഇസ്രയേലി ഡോക്ടർ; ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടറുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം പെരിയ കൊലക്കേസിൽ മുൻ എംഎൽഎ കെ. വി കുഞ്ഞിരാമൻ പ്രതി; 10 പേർ പ്രതിപട്ടികയിൽ, അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ‘പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ പിന്മാറി മുസ്ലീം ലീഗ്; സമസ്തയുടെ തീരുമാനത്തിന് കൂടെയാണ് മുസ്ലിം ലീഗ്; ഈ മാസം 0ന് പള്ളികളിൽ ബോധവൽകരണം നടത്തും’; സാദിഖ് അലി ശിഹാബ് തങ്ങൾ കാസർകോട് 16 വയസുകാരി കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം വിദ്യാർത്ഥികൾക്കായി അവസരങ്ങളുടെ ചക്രവാളങ്ങൾ തുറന്ന് ഐഎസ്ആർഒ; സ്കൂൾ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ; തന്റെ സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ലെന്നും 26കാരിയുടെ പരിഭവം എമിലി വില്ലീസ് നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ; നഷ്ടപരിഹാരം വേണമെന്ന് താരം ഇരുമ്പ് ചട്ടിയെ നമുക്ക് നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാം😍🔥 ഇരുമ്പു ചട്ടികൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ കൂടുതൽ ആളുകളും. ഇത് പാചകം ചെയ്യുന്നതിലുപരി ഇരുമ്പ് ചട്ടിയിൽ പാചകം ചെയ്യുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇതിലൂടെ നമ്മുടെ ശരീരത്തിലേക്ക് ഇരുമ്പിന്റെ അംശം എത്തുന്നു എന്ന് കരുതപ്പെടുന്നു. പുതിയതായി വാങ്ങുന്ന ഇരുമ്പ് ചട്ടികൾ മയക്കി എടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതിൽ പാചകം ചെയ്യാൻ കൊള്ളില്ല. ദോശ ഒക്കെ കല്ലിൽ ഒട്ടിപിടിക്കുന്നത് ഇതുകൊണ്ടാണ്. മാത്രമല്ല കൂടുതൽ കാലം ഉപയോഗിക്കാതെ വെക്കുമ്പോൾ ഈ ഇരുമ്പ് പത്രങ്ങളിൽ തുരുമ്പ് വരുന്നതായും കാണാം. ചില ആളുകൾ എങ്ങനെ തുരുമ്പ് വരുന്ന ഇരുമ്പ് ചട്ടികൾ കളയാരാണ്‌ പാതിവ്. ഇതിനൊരു ഉത്തമ പരിഹാരമാണ് ഈ വീഡിയോ നിങ്ങൾ പരിചയപ്പെടുത്തുന്നത്. ഇരുമ്പ് പത്രങ്ങൾ എളുപ്പത്തിലും വേഗത്തിലും മയക്കി എടുക്കാം. തുരുമ്പ് വന്നു ഉപേക്ഷിക്കപ്പെടുന്ന പത്രങ്ങളും നോൺസ്റ്റിക്ക് പോലെ മയമുള്ളതാക്കാൻ ഈ വീഡിയോ നിങ്ങളെ സഹയിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്… എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്. ഗുരുതരമായ സ്വത്വപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ് ഭാരതത്തിലെ ക്രൈസ്തവസമുദായം. ന്യൂനപക്ഷമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ അഭിമുഖീകരിക്കുന്ന നാനാവിധത്തിലുള്ള വിവേചനങ്ങള്‍ മുതല്‍ അന്തച്ഛിദ്രങ്ങള്‍ വരെ ഈ പ്രതിസന്ധിയുടെ മൂലകാരണങ്ങളായി മനസ്സിലാക്കാവുന്നതാണ്. ക്രൈസ്തവസമുദായത്തിന്റെ ദുര്‍ഗതികളെയും ദൗര്‍ബല്യങ്ങളെയും അന്തച്ഛിദ്രങ്ങളെയും കുറിച്ച് സംസാരിക്കുക എന്ന പ്രവാചകദൗത്യം സാമൂഹ്യമാധ്യമങ്ങളുടെ യുഗത്തില്‍‍ ഓരോ വിശ്വാസിക്കും ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സംസാരങ്ങള്‍ വ്യക്തികള്‍ക്കും സഭാകൂട്ടായ്മകള്‍ക്കുമുണ്ടാകുന്ന തിരിച്ചറിവുകളുടെ ഭാഗമായുള്ള ഏറ്റുപറച്ചിലുകളും മുന്നറിയിപ്പുകളുമാണ്. സാക്ഷ്യത്തിന്റെ ജീവിതത്തില്‍ സഭയ്ക്കു സംഭവിക്കുന്ന വീഴ്ചകളും സമുദായം സംഘടിതമായി നേരിടേണ്ടിവരുന്ന അക്രമാധിഷ്ഠിതമായ അനീതികളും ഈ സംസാരങ്ങളുടെ ഭാഗമാണ്. കുടുംബനാഥന്മാരും യുവജനങ്ങളും വൈദികരും മെത്രാന്മാരും അങ്ങനെ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം തിരുസഭയെന്ന മിശിഹായുടെ ശരീരത്തെപ്രതി ആകുലരും അസ്വസ്ഥരുമാണ്. സ്വന്തം സമുദായത്തിനപ്പുറം പൊതുസമൂഹം തന്നെ അഭിമുഖീകരിക്കേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ക്ക് സ്വരമുയര്‍ത്തേണ്ടിവരുന്നു. ഇത്തരം അപായസൂചനകളെ അപരവിദ്വേഷമെന്നും ചരിത്രത്തിന്റെ ദുരുപയോഗമെന്നും ഭീകരതയെന്നുമൊക്കെ വ്യാഖ്യാനിച്ച് കപടബുദ്ധിജീവിവേഷം കെട്ടുന്നവരും സമുദായത്തിനുള്ളില്‍ത്തന്നെ ജീവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ക്രൈസ്തവസമുദായത്തിന്റെ പ്രതികരണങ്ങളുടെ പ്രത്യേകതകളും അവയുടെ കാലികമായ അനിവാര്യതയും ഓരോ ക്രൈസ്തവവിശ്വാസിക്കും ബോദ്ധ്യമാകേണ്ടതുണ്ട്. അതിന് സഹായകമാകുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ. ദൈവജനം ഒരു യാഥാര്‍ത്ഥ്യമാണ്, സങ്കല്പമല്ല. നടപടി പുസ്തകം പറയുന്നതുപോലെ, ദൈവത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഏത് ജനപദത്തില്‍പ്പെട്ടവരായാലും എക്കാലത്തും ദൈവതിരുസന്നിധിയില്‍ സ്വീകാര്യര്‍ തന്നെയാണ് (10,35 എല്ലാവര്‍ക്കും ദൈവസന്നിധിയില്‍ അവകാശമുണ്ട്, സ്ഥാനമുണ്ട്. പക്ഷേ, മനുഷ്യരെ പരസ്പരബന്ധമില്ലാത്തവരാക്കി നിലനിര്‍ത്താനും അങ്ങനെ വ്യക്തിപരമായി അവരെ വിശുദ്ധീകരിക്കാനും രക്ഷിക്കാനുമല്ല ദൈവം തീരുമാനിച്ചത്. ദൈവത്തെ സത്യത്തില്‍ അറിയുവാനും വിശുദ്ധിയില്‍ അവിടുത്തേയ്ക്ക് ശുശ്രൂഷ ചെയ്യുവാനുമായി അവരെ ഒരു ജനപദമാക്കാന്‍ ദൈവം നിശ്ചയിച്ചു. അങ്ങനെയാണ് അവിടുന്ന് അബ്രാഹത്തെ വിളിക്കുകയും ഇസ്രായേല്‍ വംശത്തെ തന്റെ ജനമായി തിരഞ്ഞെടുക്കുകയും അവരുമായി ഉടമ്പടി ചെയ്യുകയും ചെയ്തത്. ഒരു ജനത്തെ ദൈവം തിരഞ്ഞെടുത്തു. ഒരു ജനപദത്തെ ദൈവം രൂപപ്പെടുത്തി. ഇസ്രായേലിന്റെ ദൈവിക കൂട്ടായ്മയെ മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി അവിടുന്ന് തിരഞ്ഞെടുത്ത് പരിപാലിച്ചു. നിരന്തരം വിശുദ്ധീകരിച്ചുകൊണ്ട് പടിപടിയായി അവരെ ഒരുക്കിക്കൊണ്ടു വന്നു. ആ ജനത്തോട് ജറമിയാ പ്രവാചകനിലൂടെ അവിടുന്ന് അരുള്‍ച്ചെയ്തിരുന്നു – “ഞാന്‍ ഇസ്രായേല്‍ ഭവനത്തോടും യൂദയാ ഭവനത്തോടും ഒരു പുതിയ ഉടമ്പടി ഉണ്ടാക്കും. എന്റെ നിയമം ഞാന്‍ അവരുടെ അന്തരംഗത്തില്‍ ആലേഖനം ചെയ്യും. അവരുടെ ഹൃദയത്തില്‍ ഞാനതു പതിക്കും” – മിശിഹാ പുതിയ ഈ ഉടമ്പടി സ്ഥാപിച്ചു. മിശിഹായുടെ രക്തത്തിലൂടെ രൂപം കൊണ്ട പുതിയ ഉടമ്പടി ഇസ്രായേല്‍ ജനത്തെപ്പോലെ മനുഷ്യരെ ശാരീരികമായി മാത്രമല്ല അരൂപിയില്‍ക്കൂടിയും ഒരുമിപ്പിച്ചു. അങ്ങനെ അവര്‍ ദൈവത്തിന്റെ പുതിയ ജനമായിത്തീര്‍ന്നു. ഈ പുതിയ ജനത്തില്‍ യൂദനില്‍ നിന്നും പുറജാതികളില്‍ നിന്നും വിളിച്ചുകൂട്ടപ്പെട്ടവരുമുണ്ടായിരുന്നു. അങ്ങനെയാണ് വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹം -എക്ലേസിയ- തിരുസഭ രൂപം കൊള്ളുന്നത്. അവര്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപൗരോഹിത്യവും വിശുദ്ധീകരിക്കപ്പെട്ട ജനപദവും ദൈവം തനിക്കായി നേടിയെടുത്ത ജനതയുമാണ്. ആദ്യം ഒരു ജനതയല്ലായിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ ദൈവജനമാണ്. ഇങ്ങനെ ഒരു ദൈവജനം ഉണ്ട് എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു. ദൈവജനമില്ല, കേവലം മനുഷ്യരേയുള്ളൂ എന്നു വാദിക്കുന്നവര്‍ക്ക് അതിശക്തമായ ഈ ആത്മീയയാഥാര്‍ത്ഥ്യത്തിന്റെ പൊരുളുകള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. മറ്റു ജനപദങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതേസമയം സകല മാനവകുലത്തിനും വേണ്ടി നിലകൊള്ളുന്ന ഈ ദൈവജനത്തിന്റെ പ്രത്യേകതയെന്താണ്. ഇവരുടെ സവിശേഷത, ദൈവമക്കളുടെ മഹിമയും സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ട് എന്നതാണ്. പരിശുദ്ധാത്മാവ് ഒരു ആലയത്തിലെന്നതുപോലെ ഇവരുടെ ഹൃദയത്തില്‍ വസിക്കുന്നു. ഇവരുടെ നിയമമാകട്ടെ, ഈശോമിശിഹാ നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക എന്ന പുതിയ കല്പനയാണ്. ദൈവരാജ്യമാണ് ഇവരുടെ ലക്ഷ്യം. ഈ ദൈവജനത്തിന് ഒരു തനിമയുണ്ട്. ഈ ദൈവജനത്തിന് തനതായ ഒരു സ്വത്വബോധമുണ്ട്, അസ്തിത്വമുണ്ട്. അത് സാങ്കല്പികമല്ല. ധാര്‍മ്മികജീവിതം നയിക്കുന്ന എല്ലാവരെയും അത് ഉള്‍ക്കൊള്ളുന്നു എന്ന് പറയാനാവില്ല. മെയ് മാസത്തില്‍ സാന്താ മാര്‍ത്തയിലെ ഒരു ദിവ്യബലി മദ്ധ്യേ മാര്‍പാപ്പയും ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. ക്രൈസ്തവര്‍ ദൈവജനത്തിന്റെ ഭാഗമാണ് എന്ന വസ്തുതയ്ക്കു പകരം ധാര്‍മ്മികമൂല്യങ്ങളില്‍ മുറുകെപ്പിടിക്കുകയും നിയമാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന ഒരു ഉന്നതസമൂഹമെന്ന് അവകാശപ്പെടുകയും ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. നാം ദൈവജനത്തിന്റെ ഭാഗമാണെന്ന ശരിയായ ധാരണ അനിവാര്യമാണ്. താന്‍ തിരുസഭയിലെ അംഗവും ദൈവജനത്തിന്റെ ഭാഗവുമാണെന്ന ചിന്തയില്ലാത്ത ഒരു ക്രൈസ്തവന്‍ – എത്രമാത്രം സ്വയം ന്യായീകരിച്ചാലും – അയാള്‍ ഒരു യഥാര്‍ത്ഥ ക്രൈസ്തവനല്ല എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മിശിഹായുടെ അഭിഷിക്തജനമായ ദൈവജനം പ്രത്യക്ഷത്തില്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്നില്ല. മറിച്ച്, ഒരു ചെറിയ അജഗണമായിട്ടാണ് പലപ്പോഴും കാണപ്പെടുന്നത്. അതിനര്‍ത്ഥം ദൈവജനം അതില്‍ ഉള്‍പ്പെടാത്തവരെ അകറ്റിനിര്‍ത്തുന്നുവെന്നല്ല. ദൈവജനം മനുഷ്യവംശത്തിനു മുഴുവന്‍ ഐക്യത്തിന്റെയും പ്രതീക്ഷയുടെയും രക്ഷയുടെയും ശാശ്വതവും സുരക്ഷിതവുമായ ബീജമായി നിലകൊള്ളുകയാണ്. എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കുള്ള ഉപകരണമാണ് ഈ ദൈവജനം. ലേകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായിത്തീരാന്‍ വേണ്ടി ദൈവജനമായ തിരുസഭ ലോകത്തില്‍ എല്ലായിടത്തേയ്ക്കും അയയ്ക്കപ്പെട്ടിരിക്കുകയാണ്. ദൈവജനം ഒരു യാഥാര്‍ത്ഥ്യമാണ് എന്ന തിരിച്ചറിവ് ക്രൈസ്തവര്‍ക്ക് അനിവാര്യമാണ്. ക്രൈസ്തവര്‍ സവിശേഷദൗത്യത്തിനുവേണ്ടി വിളിച്ചുകൂട്ടപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും അഭിഷേകം ചെയ്യപ്പെട്ടവരും അയയ്ക്കപ്പെട്ടവരുമാണ്. ക്രൈസ്തവ സമുദായബോധം ഒരര്‍ത്ഥത്തില്‍ സവിശേഷമായ അവരുടെ ദൗത്യബോധം കൂടിയാണ്. ക്രൈസ്തവ സമുദായബോധം ചില സമുദായങ്ങളിലെങ്കിലും കാണുന്നതുപോലെ ഇതരസമുദായങ്ങളെ ഇല്ലാതാക്കിക്കൊണ്ട് സ്വസമുദായ സമുദ്ധാരണത്തിനു വേണ്ടിയുള്ള കോപ്പുകൂട്ടലല്ല. മറിച്ച് സകല സമുദായങ്ങളുടെയും ദൈവികമായ വീണ്ടെടുപ്പിനുവേണ്ടി മാതൃകയായി നിലകൊള്ളാനുള്ള ആര്‍ജ്ജവത്വമാണ്. സമുദായസ്നേഹം വിശ്വാസാപചയമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത്, സമുദായസ്നേഹം വിശ്വാസവളര്‍ച്ചയാണെന്ന് ഉറക്കെ പറയാന്‍ ദൈവജനമെന്ന കൂട്ടായ്മയുടെ സ്വരത്തിനു സാധിക്കണം. തങ്ങള്‍, മിശിഹാ ഭരമേല്‍പിച്ച ദൗത്യത്തിനായി വിളിച്ചുകൂട്ടപ്പെട്ടവരാണെന്നുള്ള ആഴമായ കൂട്ടായ്മ ബോധമാണ് ആന്തരികമായി ക്രൈസ്തവസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തേണ്ട ആത്മീയദര്‍ശനം. ദൈവരാജ്യത്തിന്റെ മുന്നോടിയായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടവതാണ് സഭയെന്നും സഭയെന്നാല്‍ ദൈവജനമാണെന്നും ദൈവജനം തന്നെ തിരിച്ചറിയുന്നിടത്താണ് തങ്ങള്‍ക്കു പുറത്തേയ്ക്ക് പ്രഘോഷിക്കപ്പെടേണ്ട ദൈവരാജ്യ സുവിശേഷത്തിന്റെ സാരാംശം വെളിപ്പെടുന്നത്. അതിനാല്‍ത്തന്നെ സ്വയം നിര്‍മ്മിക്കുകയും സ്വയം ബലപ്പെടുത്തുകയും സ്വയം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമുദായബോധം വിശ്വാസത്തിന്റെ അപചയമാണെന്ന് വാദിക്കുവന്നവര്‍ക്ക് വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ പോലും ഗ്രാഹ്യമല്ലെന്നു കരുതേണ്ടിവരും. ക്രൈസ്തവ സമുദായബോധം അക്രമാസക്തമല്ല – ദൗത്യവേധിയാണ്. അത് ക്രിയാത്മകവും ഭാവാത്കവുമായ ആത്മബോധമാണ് – അഭിമാനബോധമാണ്. സര്‍വ്വോപരി അത് ക്രൈസ്തവ വിശ്വാസത്തിന്റെ ആഴപ്പെടലാണ്. ഓര്‍മ്മിക്കല്‍ സാധ്യമാകുന്നത് മറക്കലിലൂടെയാണ്, ചരിത്രം ശവക്കുഴിയാണ്, അത് തുറന്ന് നാറ്റിക്കരുത് – എന്നിങ്ങനെയുള്ള ആശയപ്രചരണങ്ങള്‍ നടത്തുന്നവരുണ്ട്. ഹാഗിയ സോഫിയ ദേവാലയം മോസ്കാക്കി മാറ്റിയതിനോടനുബന്ധമായി ക്രൈസ്തവ മതപീഡനങ്ങളുടെ ചരിത്രം പലരും ഓര്‍ത്തെടുത്തതിന്റെ അങ്കലാപ്പാണ് ഇത്തരം ഉപസംഹാര വചനങ്ങളിലൂടെ പ്രകടിപ്പിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ പ്രായോഗികമോ അക്കാദമികമോ അല്ലാത്ത ഈ ആശയം തികച്ചും പക്ഷപാതപരമായ നിലപാടിന്റെ അപഭ്രംശമാണ്. യഥാര്‍ത്ഥത്തില്‍ ചരിത്രം മറക്കാനുള്ളതാണോ – ചരിത്രം ശവക്കുഴി മാത്രമാണോ – അതില്‍ നിന്ന് നാറ്റം മാത്രമേ വരാറുള്ളോ – ചരിത്രത്തിലെ വേദനിപ്പിക്കുന്നതും ഉള്‍ക്കാഴ്ച നല്‍കുന്നതുമായ അനുഭവങ്ങളെ നാം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്? ചരിത്രം മറക്കാനുള്ളതാണോ പഠിക്കാനുള്ളതാണോ? ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. ക്രൈസ്തവസമൂഹം ഇരുപത് നൂറ്റാണ്ടുകളില്‍ വിവിധ രാജ്യങ്ങളില്‍ നേരിട്ട അതിക്രൂരമായ പീ‍ഡനങ്ങളും വംശഹത്യകളും നിഷേധിക്കാനാവാത്ത ചരിത്രമാണ്. ഈ ചരിത്രം അനാവരണം ചെയ്യപ്പെടുമ്പോള്‍ നാറ്റം തോന്നുന്നത് കുറ്റവാളിയുടെ പക്ഷംചേരുന്ന കപടബുദ്ധിജീവികള്‍ക്കു മാത്രമാണ്. ക്രൈസ്തവസമൂഹം ഈ ചരിത്രത്തെ അനുസ്മരിക്കുന്നത് പീഡനങ്ങളിലും വംശീയമായ തുടച്ചുനീക്കലുകളിലും അവര്‍ എങ്ങനെ അതിജീവിച്ചു എന്ന് തിരിച്ചറിയാനാണ്. അങ്ങനെ ഇല്ലാതായിപ്പോയ ക്രൈസ്തവസമൂഹങ്ങളും കൂടി തെളിച്ച വെളിച്ചത്തിലാണ് തങ്ങള്‍ ഇന്ന് സഞ്ചരിക്കുന്നതെന്ന് സ്വയം ബോദ്ധ്യപ്പെടാനും ലോകത്തോട് പ്രഘോഷിക്കാനും വേണ്ടിയാണ്. ചൂഷണം ചെയ്യപ്പെട്ടവന്‍ ചരിത്രം പഠിക്കുന്നത് ഇനിയും ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. അത് ഒരു സമുദായം പ്രദര്‍ശിപ്പിക്കുന്ന സര്‍പ്പത്തിന്റെ വിവേകമാണ്. അതിക്രമങ്ങള്‍ ഏറ്റുവാങ്ങിയവന്‍ ചരിത്രമന്വേഷിക്കുന്നത് അവയുടെ സമകാലികരൂപങ്ങളെ അതിജീവിക്കുന്നതിനു വേണ്ടിക്കൂടിയാണ്. ചരിത്രത്തേക്കാള്‍ നല്ലൊരു അദ്ധ്യാപകന്‍ വേറെ ആരാണുള്ളത്. മാനവകുലത്തിന്റെ ചരിത്രത്തിലുള്ള ദൈവത്തിന്റെ ഇടപെടലുകളെ – വെളിപാടുകളെ രക്ഷാകര ചരിത്രം എന്നാണ് സഭയുടെ പ്രബോധനം വിശേഷിപ്പിക്കുന്നത്. രക്ഷാകര ചരിത്രവും നാം മറക്കേണ്ട ചരിത്രമാണോ? അതിനെയും നാം ശവക്കുഴിയെന്ന് വിളിക്കുമോ? അതോ തിരഞ്ഞെടുക്കപ്പെട്ടവ മാത്രമാണോ നാം മറക്കേണ്ടത്? തിരഞ്ഞെടുത്തവ മാത്രം മറക്കാന്‍ ക്രൈസ്തവ സമുദായത്തോട് പറയുന്നവരുടെ പക്ഷംചേരാന്‍ ക്രൈസ്തവ നാമധാരികള്‍ക്ക് നാണമില്ലേ. ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവര്‍ യോഗ്യരെന്ന് കരുതപ്പെടുകപോലും ചെയ്യുന്ന കാലത്ത് ക്രൈസ്തവര്‍ ഓര്‍മ്മിക്കേണ്ടത് രക്ഷയുടെ ചരിത്രം സഹനത്തിന്റെയും ചരിത്രമാണ് എന്നതാണ്. രക്ഷാകര ചരിത്രത്തെ ധ്യാനിക്കുമ്പോള്‍ നാം കടന്നുപോന്ന സഹനപര്‍വ്വങ്ങളെയും അനുസ്മരിക്കണം. പൂര്‍വ്വസ്മൃതികളുടെ ചൂരും ചൂടുമാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും വഴികളില്‍ ക്രൈസ്തവ വിശ്വാസത്തെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഒപ്പം, ക്രിസ്തീയമായ പ്രതിരോധസ്വരങ്ങളെ പരുവപ്പെടുത്തുന്നതും. 4. മിശിഹായുടെ നടപ്പുവഴികള്‍ – വിമര്‍ശന ശരങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യ കൂട്ടായ്മയുടെയും നിശബ്ദ സഹനത്തിന്റെയും പ്രബോധനങ്ങളും സജീവമാതൃകയും നല്‍കിയ മിശിഹാ, താന്‍ ആയിരുന്ന സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇന്നത്തെ ക്രൈസ്തവ സമൂഹത്തിന് മാതൃകയാണ്. ജറുസലേം ദേവാലയം ശുദ്ധീകരിക്കുന്ന മിശിഹായെ നാം കാണുന്നുണ്ട്. ദേവാലയ ശുദ്ധീകരണം പ്രതീകാത്മകമായ ഒരു പ്രവര്‍ത്തിയാണ്. യഹൂദനായിരുന്ന ഈശോ, താന്‍ ആയിരുന്ന സമൂഹത്തിന്റെ കപടനാട്യങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നതായി കാണാം. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ എഴുതുന്നുണ്ട്. വാക്കിലും പ്രവൃത്തിയിലും ശക്തനായവന്‍ തന്റെ ശിഷ്യര്‍ നടക്കേണ്ട വഴികളെക്കുറിച്ചും ജീവിക്കേണ്ട ജീവിതശൈലിയെക്കുറിച്ചും കൃത്യമായി പഠിപ്പിച്ചിരുന്നു. പരസ്പരമുള്ള സ്നേഹത്തിലൂടെ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും എന്ന് പഠിപ്പിക്കുമ്പോള്‍, മറ്റുള്ളവരില്‍ നിന്ന് പ്രത്യേകമാംവിധം വേറിട്ട ഒരു സമൂഹത്തെ തന്നെയാണ് അവിടുന്ന് വിഭാവനം ചെയ്തത്. പുളിമാവിനു തുല്യം ഈ ലോകത്തിലായിരുന്നുകൊണ്ട് ലോകത്തെ മുഴുവനായും അവര്‍ക്ക് പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും എന്നതാണ് അവിടുന്ന് ഉദ്ദേശിച്ചത്. തന്റെ ശക്തമായ പ്രബോധനങ്ങളില്‍, ഫരിസേയരെ വെള്ളയടിച്ച കുഴിമാടങ്ങളെന്നു വിശേഷിപ്പിക്കുമ്പോള്‍ താന്‍ തന്റെ സ്നേഹസന്ദേശത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്ന് ഈശോ കരുതിയിരുന്നില്ല. കാരണം, ഫരിസേയരുടെ കാപട്യങ്ങള്‍ സഹോദരബുദ്ധ്യാ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. റോമാക്കാരുടെ കളിപ്പാവയായിരുന്ന ഹെറോദ് അന്തിപ്പാസിനെ കുറുക്കനെന്ന് വിളിക്കുമ്പോഴും മിശിഹാ ചൂണ്ടിക്കാട്ടിയത്, അധികാരത്തിലിരുന്ന ആ വ്യക്തിയുടെ ഇരട്ടജീവിതത്തെയായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് വിശുദ്ധീകരണത്തിന്റെ ഒരു മാനമുണ്ടെന്നു തന്നെയാണ് മിശിഹായുടെ ജീവിതം ക്രൈസ്തവരെ പഠിപ്പിക്കുന്നത്. വിമര്‍ശനം മതകര്‍മ്മം പോലെ അനുഷ്ഠിക്കേണ്ട പാവനമായ കര്‍മ്മമാണെന്ന ഒരു സാഹിത്യവിമര്‍ശകന്റെ വാക്കുകളും സാന്ദര്‍ഭികമായി ഓര്‍മ്മിക്കുന്നു. ക്രൈസ്തവസമൂഹത്തിന്റെ നിലനില്പിനെയും അതിജീവനത്തെയും സംബന്ധിച്ച് ദൈവജനത്തില്‍ വൈദികരടക്കമുള്ള പലരും ചൂണ്ടിക്കാട്ടുന്നത് അപരവിദ്വേഷത്തിന്റെ സുവിശേഷമാണ് എന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. അപായസൂചനകള്‍ എങ്ങനെയാണ് അപരവിദ്വേഷമാകുന്നത്? നാം അകാരണമായി മുന്‍കാലങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസത്തെപ്രതി ആക്രമണം നേരിടുന്നുണ്ട്. കേരളത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ തിരിച്ചറിയാവുന്ന വിധത്തിലല്ല എന്ന് ചരിത്രത്തിന്റെയും വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സംസാരിക്കുമ്പോള്‍ അതെങ്ങനെയാണ് അപരവിദ്വേഷമാകുന്നത്? അക്രമം പ്രവര്‍ത്തിക്കുന്നവനെ അവന്റെ മുന്‍കാലചെയ്തികളോടൊപ്പം ചൂണ്ടിക്കാട്ടുന്നത് നിഷ്കളങ്കനെ അവഹേളിക്കുന്നതിനു തുല്യമാണെന്ന വാദം യുക്തിപരമാണോ? അക്രമി ആരാണെന്നും അക്രമം എന്താണെന്നും വ്യക്തമാക്കേണ്ട ചുമതല സമുദായനേതൃത്വത്തിനുണ്ട് എന്നതും മറക്കാന്‍ കഴിയുമോ? ചിലര്‍ ചോദിക്കുന്നത് എന്തിനാണ് ഇവിടെ സമുദായചിന്ത കൊണ്ടുവരുന്നത് എന്നതാണ്. ഇത് വര്‍ഗ്ഗീയത പറച്ചിലല്ലേ എന്നതാണ്. ഇസ്ലാമിലെ തീവ്രമതചിന്തയുള്ളവര്‍ ക്രൈസ്തവ സമുദായത്തിലെ കോടിക്കണക്കിന് മനുഷ്യരെ ചരിത്രത്തിലുടനീളം ഇല്ലാതാക്കിയത് അവരുടെ നിറത്തിന്റെയോ ഉയരത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിലല്ല. മറിച്ച്, അവരുടെ വിശ്വാസത്തിന്റെ പേരില്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ തുടച്ചുനീക്കപ്പെടുന്ന ചരിത്രം ഇന്നും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതേ വിശ്വാസത്തില്‍ പങ്കുപറ്റുന്നവര്‍ അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്ന വാദത്തിന് എന്തു പ്രസക്തിയാണുള്ളത്. അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കുമ്പോള്‍ അത് വര്‍ഗ്ഗീയതയാണെന്ന് വാദിക്കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്. ഇവിടെയും ക്രൈസ്തവസമുദായം നല്‍കുന്നത് മുന്നറിയിപ്പുകളാണ്. അല്ലാതെ, യുദ്ധകാഹളമല്ല എന്നും ഏവരും ഓര്‍മ്മിക്കേണ്ടതുണ്ട്. അത് ജനത്തെ ഭീതി ജനിപ്പിച്ചുകൊണ്ട് ധ്യാനകേന്ദ്രങ്ങള്‍ നിറയ്ക്കാന്‍ വേണ്ടി നടത്തുന്ന ജല്പനങ്ങളാണെന്ന് വൈദികര്‍ തന്നെ വാദിക്കുന്നത് എത്രയോ അല്പത്തരമാണ്. “കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍ ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്തതെന്തുകൊണ്ട്” – എന്ന മിശിഹായുടെ വാക്കുകളല്ലാതെ മറ്റൊന്നും ഇക്കൂട്ടരോട് ചോദിക്കാനില്ല. മുന്നറിയിപ്പുകള്‍ ഭീതി ജനിപ്പിക്കാനുള്ള കുഴലൂത്തല്ല. കരുതലുള്ളവരായിരിക്കാനുള്ള ആഹ്വാനമാണ്. കള്ളന്‍ ഏതു യാമത്തില്‍ വരുമെന്ന് അറിയാവുന്ന ഗൃഹനാഥന്‍ തന്റെ വീട് കുത്തിത്തുറക്കാന്‍ അവനെ അനുവദിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ വിളക്ക് കൊളുത്തിയും അര മുറുക്കിയും ജാഗരൂകരായിരിക്കുവിന്‍. ഈ ആഹ്വാനങ്ങളെ വര്‍ഗ്ഗീയതയെന്നു വിശേഷിപ്പിക്കുന്ന ജിഹാദികള്‍ ഏതു വേഷമിട്ടവരാണെങ്കിലും അവരെ പടിക്ക് പുറത്തുനിര്‍ത്താന്‍ ക്രൈസ്തവ സമൂഹം ധൈര്യം കാണിക്കണം. 6. കത്തോലിക്കാ സഭ ശബ്ദിച്ചാല്‍ കുരിശുയുദ്ധമോ? പൊതുസമൂഹവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയ്ക്ക് ഗൗരവതരമായ ഒരു ഉത്തരവാദിത്വമുണ്ട്. അത് തിരുസഭയുടെ പ്രവാചകദൗത്യം കൂടിയാണ്. സത്യം പറയാന്‍ മിശിഹായുടെ സഭയ്ക്കു മാത്രമേ സാധിക്കൂ എന്നതും തിരിച്ചറിയണം. പൊതുസമൂഹത്തില്‍ ഒരു പൗരനെന്ന നിലയില്‍ ജീവിക്കുമ്പോള്‍ താന്‍ തിരിച്ചറിയുകയും അഭിമുഖീകരിക്കുകയും ചെയ്യുന്ന പ്രതിസന്ധികളെയും അപകട മുനമ്പുകളെയും കുറിച്ച് വിളിച്ചുപറയാനുള്ള ആര്‍ജ്ജവത്വവും ഒരു ക്രൈസ്തവന്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. തന്റെ ദൈവവിശ്വാസത്തില്‍ ഊന്നി നിന്നുകൊണ്ട് അത് മറ്റുള്ളവരില്‍ അടിച്ചേല്പിക്കാതെ, അതേസമയം മറ്റുള്ളവരെ മാനിച്ചുകൊണ്ട് പൊതുനന്മയ്ക്കുവേണ്ടി സമൂഹത്തില്‍ ജീവിക്കുന്നതിനെയാണ് മതേതരജീവിതം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. മതേതരജീവിതം എന്നത് അതിനാല്‍ ക്രൈസ്തവ വിശ്വാസമനുസരിച്ച് മതരഹിതജീവിതമോ എല്ലാ മതങ്ങളും ഒന്നാണെന്നു പറയുന്നതോ അല്ല. ഇത്തരമൊരു പൊതുസമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ത്തന്നെ ഈ മതേതരസ്വഭാവത്തിന് സംഭവിക്കുന്ന അപചയങ്ങളും സാവധാനം ചോര്‍ന്നുപോയ്‌ക്കൊണ്ടിരിക്കുന്ന മതേതര മൂല്യങ്ങളും ശക്തമായിക്കൊണ്ടിരിക്കുന്ന മതവാദവുമെല്ലാം ക്രൈസ്തവന്റെ ചിന്തയുടെയും പ്രതികരണത്തിന്റെയും വിഷയം തന്നെയാണ്. സ്വര്‍ണ്ണക്കടത്ത്, ലഹരിമരുന്ന് വ്യാപാരം, അഴിമതി, സ്വജനപക്ഷപാതം, പിന്‍വാതില്‍ നിയമനങ്ങള്‍, ദുര്‍ഭരണം, മതവാദം, കലാപകാരികളെ വെള്ളപൂശുന്ന ചരിത്രനിര്‍മ്മാണം എന്നിങ്ങനെ പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ക്രൈസ്തവന് നിഷ്പക്ഷമായ ഒരു പക്ഷമുണ്ട് – അത് നേരിന്റെ പക്ഷമാണ്. നേരിന്റെ പക്ഷം പിടിക്കുന്നവന് നേര് പറയാനുള്ള ബാദ്ധ്യതയുണ്ട്. ക്രൈസ്തവന്‍ ശബ്ദിക്കുമ്പോള്‍ അത് കുരിശുയുദ്ധമാണെന്നുന് വ്യാഖ്യാനിക്കുന്നവന്‍ ആഗ്രഹിക്കുന്നത് സത്യം പുറത്തു വരരുതെന്നു മാത്രമാണ്. ക്രൈസ്തവശബ്ദത്തെ ഇല്ലായ്മ ചെയ്യാനുള്ള ഓരോ ശ്രമവും സത്യത്തെ വന്ധീകരിക്കാനുള്ള ശ്രമമാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ സാമ്പത്തികനേട്ടത്തിനും വോട്ടുബാങ്കിനും വേണ്ടി പണിയെടുക്കുകയും മാധ്യമങ്ങള്‍ പരസ്യത്തിനും പണത്തിനും വേണ്ടി തന്ത്രപൂര്‍വ്വം നിശബ്ദത പാലിക്കുകയും ചെയ്യുന്നിടത്ത് ഭയാശങ്കകളില്ലാതെ സത്യം പറയാന്‍ ക്രൈസ്തവ സമുദായം തയ്യാറാകണം. കേരളം ഭീകരവാദത്തിന്റെ ഹബ്ബാണെന്നും ഇവിടെ ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്കുള്ള റിക്രൂട്ട്മെന്റുകളുണ്ടെന്നും ഐഎസ് സാന്നിധ്യമുണ്ടെന്നും പറയുന്ന ദേശീയ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയാവാതിരിക്കുകയും വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവയ്ക്കപ്പെടുകയും ചില സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രം സംഘടിതമായി സംരക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് പൊതുസമൂഹത്തില്‍ അരാജകത്വവും അരക്ഷിതാവസ്ഥയുമുണ്ട് എന്ന് പറയാന്‍ ക്രൈസ്തവനു മാത്രമേ സാധിക്കുകയുള്ളൂ. ശബ്ദിക്കേണ്ടവര്‍ മൗനം ഭജിക്കുന്നിടത്ത് പൊതുസമൂഹത്തിന്റെ മനഃസാക്ഷിയുടെ സ്വരമാകുന്നതിലൂടെ കത്തോലിക്കാ സഭ ഒരു പുനര്‍നവോത്ഥാനത്തിനാണ് നാന്ദി കുറിക്കുന്നത്. അതിന് പില്‍ക്കാലസമൂഹം ക്രൈസ്തവ സമുദായത്തോട് കടപ്പാടുള്ളവരായിരിക്കും എന്നതും നിസംശയം. 9. എല്ലാവരും സഹോദരര്‍ – ഫ്രാന്‍സിസ് പാപ്പാ ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസരത്തിലും അനവസരത്തിലും ഉദ്ധരിക്കുന്നവരുണ്ട്. അവര്‍ക്കിഷ്ടമുള്ളത് മാത്രമേ അവര്‍ ഫ്രാന്‍സിസ് പാപ്പായില്‍ നിന്നെടുക്കൂ എന്നതാണ് രസകരം. ഫ്രാന്‍സിസ് പാപ്പ പ്രഘോഷിക്കുന്ന സാഹോദര്യത്തെ അനാവശ്യമായി വളച്ചൊടിക്കുകയും തങ്ങളുടെ സൗകര്യപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘എല്ലാവരും സഹോദരര്‍’ എക്കാലത്തെയും ക്രൈസ്തവ സന്ദേശത്തെ ഊന്നിപ്പറയുന്നതാണ്. മനുഷ്യസാഹോദര്യം മുഖ്യവിഷയമാകുന്നിടത്ത് സാഹോദര്യത്തിന്റെ ഉത്തരവാദിത്വത്തിലേയ്ക്കുള്ള വിരല്‍ചൂണ്ടല്‍ കൂടിയാകണം അത്തരം ചര്‍ച്ചകള്‍. കായേന്‍ എന്ന സഹോദരന്‍ നടപ്പാക്കിയ ഭ്രാതൃഹത്യയെ ദൈവം തന്നെയാണ് ശപിക്കുന്നത്. അവനെ പറുദീസായില്‍ നിന്ന് പുറത്താക്കുന്നത് ദൈവമാണ്. എന്തുകൊണ്ട് കായേന്‍ പറുദീസായ്ക്ക് പുറത്താക്കപ്പെട്ടു – അവന്‍ സഹോദരനെ കൊന്നവനാണ്. സഹോദരനെ കൊല്ലുന്നവന് പറുദീസായ്ക്ക് അര്‍ഹതയില്ലെന്ന് പറയുന്നതും സാഹോദര്യത്തിന്റെ സുവിശേഷം തന്നെയാണ്. ആ ധൈര്യത്തിലാണ് തുര്‍ക്കികള്‍ അര്‍മേനിയയില്‍ നടത്തിയത് വംശഹത്യയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ ചത്വരത്തില്‍ ഉറക്കെ പറഞ്ഞത്. അത് കേട്ട തുര്‍ക്കി തങ്ങളുടെ അംബാസിഡറെ വത്തിക്കാനില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടും ഫ്രാന്‍സിസ് മാര്‍പാപ്പ കുലുങ്ങാതിരുന്നതും ഈ സാഹോദര്യത്തിന്റെ സവിശേഷപാഠം ശരിയായി പഠിച്ചതുകൊണ്ടു തന്നെയാണ്. സഹോദരന്റെ കൊള്ളരുതായ്മകള്‍ക്ക് കുടപിടിക്കലല്ല സാഹോദര്യം. അവന്റെ തോന്ന്യവാസങ്ങളെ മുഖത്തുനോക്കി ചൂണ്ടിക്കാണിക്കുന്നതാണ്. കായേനായി അധപതിക്കാതിരിക്കാന്‍ അവനോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതാണ്. ആത്മവിമര്‍ശനം മാത്രമല്ല, അപ്രിയസത്യങ്ങളും കത്തോലിക്കാ സഭ പറയേണ്ടതുണ്ട് എന്ന് പ്രിയപ്പെട്ട ഒരു വൈദികന്‍ ഈ ദിവസങ്ങളില്‍ എഴുതിയത് ഓര്‍മ്മിക്കുകയാണ്. സഭ ആത്മവിമര്‍ശനം മാത്രം നടത്തിയാല്‍ മതിയെന്ന് പറയുന്നത് തികച്ചും അനൗചിത്യമാണ്. ആത്മവിമര്‍ശനങ്ങളിലൂടെ സ്വയം വിശുദ്ധീകരിക്കുന്ന സഭയ്ക്ക് സമൂഹത്തിലെ നന്മയും തിന്മയും ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം കൂടിയുണ്ട്. പ്രവാചകര്‍ നിശബ്ദരാകുന്നിടത്താണ് യഥാര്‍ത്ഥത്തില്‍ തിരുസഭയ്ക്ക് വഴിപിഴയ്ക്കുന്നത്. നിസംഗതയും നിശബ്ദതയും വെടിഞ്ഞ് സമുദായത്തിനും സമൂഹത്തിനുംവേണ്ടി അവയുടെ സുസ്ഥിരവും സുരക്ഷിതവുമായ നിലനില്പിനുവേണ്ടി പ്രവര്‍ത്തിച്ചുതുടങ്ങുന്നിടത്താണ് ക്രൈസ്തവ പ്രവാചകധര്‍മ്മം ഫലമണിയുക. ക്രിസ്തീയമല്ലാത്ത തീവ്രവാദ നിലപാടുകളെ തള്ളിപ്പറയാനും ഇതേ പ്രവാചകധീരത തന്നെയാണ് നമുക്ക് കരുത്ത് നല്‍കുന്നതും. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ പരസ്യമായി വിമർശിക്കുന്ന ജി.-23 നേതാക്കളെ പ്രവർത്തക സമിതി യോഗത്തിൽ പരോക്ഷമായി വിമർശിച്ച് അധ്യക്ഷ സോണിയാ ഗാന്ധി. താൻ പ്രവർത്തിക്കുന്ന, മുഴുവൻസമയ കോൺഗ്രസ് അധ്യക്ഷയാണെന്നും ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന നേതാവാണെന്നും ആമുഖപ്രസംഗത്തിൽ സോണിയ പറഞ്ഞു. “എല്ലായ്‌പ്പോഴും തുറന്ന സമീപനത്തെ അംഗീകരിച്ച ആളാണ് ഞാൻ. എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ല, നേരിട്ടാവാം”- അവർ പറഞ്ഞു. പാർട്ടിയുടെ സമഗ്രമാറ്റത്തിനുള്ള സംഘടനാ തിരഞ്ഞെടുപ്പിന് ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീളുന്നതിനെതിരേ പരസ്യ പ്രതികരണം ജി-23 നേതാക്കൾ തുടരുന്ന പശ്ചാത്തലത്തിലാണ് സോണിയയുടെ പരാമർശമെങ്കിലും യോഗത്തിൽ ആരും അതിനെ ചോദ്യം ചെയ്തില്ല. എല്ലാവരും ഒറ്റക്കെട്ടാണെങ്കിൽ, അച്ചടക്കത്തോടെ, പാർട്ടി താത്‌പര്യംമാത്രം ലക്ഷ്യമിട്ടു പ്രവർത്തിച്ചാൽ നന്നായി ചെയ്യാനാവും. 2019 മുതൽ പ്രവർത്തക സമിതി ആവശ്യപ്പെട്ടതു മുതൽ ഇടക്കാലാധ്യക്ഷയാണ് എന്ന കാര്യം തനിക്കറിയാം. 2020 ജൂൺ 30-നകം പൂർണസമയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ മാർഗരേഖയുണ്ടാക്കി. പിന്നാലെ കോവിഡ് രണ്ടാം തരംഗം വന്നതോടെയാണ് ഇത് അനിശ്ചിതകാലത്തേക്ക് മാറ്റിയതെന്ന് സോണിയ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ഒട്ടേറെ പ്രവർത്തനങ്ങൾ അധ്യക്ഷ എന്ന നിലയിൽ നടത്തിയതായും സോണിയ പറഞ്ഞു. ഡോ. മൻമോഹൻ സിങ്ങിനും രാഹുൽഗാന്ധിക്കും ഒപ്പം താനും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്ക് വിഷയങ്ങൾ കൊണ്ടുവന്നു. ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയും പാർലമെന്റിൽ തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതായും സോണിയ ചൂണ്ടിക്കാട്ടി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നേതാക്കൾക്ക് യാതൊരു സംശയവുമില്ലെന്നും എല്ലാവർക്കും സ്വീകാര്യയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. മുംബൈ: ഗ്രാമീണതൊഴിലാളികൾക്കുള്ള കൂലിയിൽ രാജ്യത്ത് കേരളംതന്നെ ഒന്നാമത്. ദേശീയ ശരാശരിയുടെ 'ഉയര്‍ത്തെഴുനേല്‍പ്പിനുള്ള അവസാന അവസരം 13 വിഷയങ്ങള്‍ സൂചിപ്പിച്ച് സോണിയക്ക് സിദ്ദുവിന്റെ കത്ത് 'കാര്യങ്ങള്‍ നേരിട്ട് പറയാം; മാധ്യമങ്ങളിലൂടെ വേണ്ട ജി 23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കളെ വിമർശിച്ച് മല്ലികാർജുന ഖാർഗെ ദേശീയ താത്പര്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള സമയമായി -സോണിയ ഭീമ കോറെഗാവ് കേസ്: സുധ ഭരദ്വാജിന് ജാമ്യം സ്വകാര്യവത്കരണം: 16-നും 17-നും ബാങ്ക് പണിമുടക്ക് ‘ബൂസ്റ്റർ ഡോസ് ഏറ്റവും എളുപ്പമുള്ള ഒമിക്രോൺ പ്രതിരോധം’ മുല്ലപ്പെരിയാർ രാത്രി തുറന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി മുല്ലപ്പെരിയാറിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; ജാഗ്രത തുടരും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നിരയും ബിഷപ്പുമാരും ഉള്‍പ്പെട്ടിരുന്നു. പ്രകൃതിയെ മനുഷ്യന്‍ നോവിച്ചാല്‍ പ്രകൃതി തിരിച്ച് പ്രതികരിക്കും എന്ന പാഠമാണ്, പെട്ടിമുടി, കുട്ടിക്കല്‍, തുടങ്ങി ദുരന്തങ്ങള്‍ നമ്മേ പഠിപ്പിച്ചത്. അനധികൃതമായി പ്രകൃതി കയ്യേറി മനുഷ്യവാസ കേന്ദ്രമാക്കി വനത്തെ മാറ്റുമ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? പാറമടകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയ മാറിമാറി വന്ന സര്‍ക്കാരുകള്‍ ക്വാറികളെ നിയന്ത്രിക്കുന്നതിന് എന്ത് മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. കൂട്ടിക്കലിലെ അവസാനത്തെ അപകടം നമുക്ക് മുന്നില്‍ ചോദ്യമായി അവശേഷിക്കുമ്പോള്‍ മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വച്ച റിപ്പോര്‍ട്ടാണ് ചേര്‍ത്ത് വായിക്കേണ്ടത്. നാല് വര്‍ഷം മുന്‍പാണ് മലയാളത്തിലെ ഒരു ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ കൂട്ടിക്കലിലെ അനധികൃത പാറഘനനത്തെ കുറിച്ച് വാര്‍ത്ത എത്തിയത്. കരിങ്കല്‍ മാഫിയകളും പാറക്വാറി ഉടമകളും കൂടി യഥേഷ്ടം കാട് കയ്യേറി പാറഘനനം നടത്തിയപ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ നോവിച്ചതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം., മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നിരയും ബിഷപ്പുമാരും ഉള്‍പ്പെട്ടിരുന്നു. മലയോര സംരക്ഷണ സമിതിയെന്ന് ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തടഞ്ഞപ്പോള്‍ അനന്തരഫലം ലഭിച്ചത് മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവര്‍ മണ്ണിനടിയിലേക്ക് മറഞ്ഞ കാഴ്ചയാണ്. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ,വല്യേന്ത പാറമടകളുടെ പ്രവര്‍ത്തനം നഗ്നമായ നിയമലംഘനം ആയിരുന്നിട്ട് പോലും ജില്ലാ ഭരണകൂടത്തിനോ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോ കൂച്ച് വിലങ്ങിടാന്‍ കഴിഞ്ഞില്ല. അന്ന് ഈ നഗ്നമായ പ്രകൃതി ഖനനത്തെ എതിര്‍ത്ത് രംഗത്ത് വന്നത് മാതൃഭൂമി പത്രം മാത്രമാണ്. മുണ്ടക്കയത്തെ ലേഖകനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൈവവൈവിധ്യ ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ട് പോലുമില്ലായിരുന്നില്ല. മുന്നറിയിപ്പിനെ അവഗണിച്ച സര്‍ക്കാരും ഭരണകൂടവും തന്നെയല്ലേ ഈ മരണങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടത്. കോട്ടയം ജില്ലയില്‍ ദുരന്തമുണ്ടായത് കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ്. കോട്ടയം ടൗണില്‍ നിന്ന് മുണ്ടക്കയം ടൗണിലേക്ക് 52 കിലോ മീറ്ററാണ് ദൂരം. മുണ്ടക്കയം ടൗണില്‍ നിന്ന് ഇടത്തോട്ട് മുക്കുളം എന്ന സ്ഥലത്തേക്ക് 14 കിലോ മീറ്ററാണുള്ളത്. ഈ വഴി ഏതാണ്ട് 7 കിലോമീറ്റര്‍ എത്തുമ്പോള്‍ കൂട്ടിക്കലെത്തും. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് ഇവരണ്ടും. ഇവിടെ നിന്ന് വളരെ അടുത്താണ് ഇടുക്കി ജില്ലയിലെ കൊക്കയാര്‍. ഏകദേശം പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ തന്നെ ഇവിടെ ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് എന്ന് തന്നെ സാക്ഷ്യപ്പെടുത്താം. മേഘവിസ്‌ഫോടനം എന്ന് പറയുമ്പോഴും അനധികൃത നിര്‍മ്മാണവും മലതുരക്കലുമെല്ലാം നഗ്നമായ നിയമലംഘനം ആയിരുന്നില്ലേ? ഇനി എന്തായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരുന്നത് എന്ന് പരിശോധിക്കാം. കേരളം മുതല്‍ ഗുജറാത്ത് വരെ ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 13 ശാസ്ത്രജ്ഞരടങ്ങിയ കമ്മിറ്റിയെ നിയമിച്ചത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തുക, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പരിശോധിക്കുക, സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക പശ്ചിമഘട്ട അതോറിറ്റിയുടെ ഘടന തീരുമാനിക്കുക തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും ഗാഡ്ഗില്‍ ശിപാര്‍ശ ചെയ്തു.ഇതിന്റെ അര്‍ത്ഥം പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണം എന്ന് തന്നെയായിരുന്നു, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട ശിരാസാല്‍ വഹിച്ചില്ലെങ്കിലും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയാന്‍ തയ്യാറായത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു.അന്ന് വി.എസിനെതിരെ പാര്‍ട്ടി ഘടകം പോലും വാളെടുത്ത് രംഗത്തെത്തി. മലയോര ക്രിസ്ത്യാനികളും തങ്ങളുടെ ഭൂമി നഷ്ടമാകുമെന്ന തീരുമാനത്തെ ഭയന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോര സംരക്ഷണസിമിതിയുമായി രംഗത്തെത്തി. 30 മുതല്‍ 50 വരെ വര്‍ഷം കഴിഞ്ഞ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും നദികളുടെ ഒഴുക്ക് തസ്സപ്പടുത്താതിരിക്കാനും മാര്‍ഗരേഖ മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വച്ചെങ്കിലും ഇതിനേയും സര്‍ക്കാര്‍ അംഗീകരിച്ചില്ല. അനന്തരഫലമായി രണ്ട് പ്രളയങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു. മഴമുന്നറിയിപ്പും അപകടത്തിന്റെ വ്യാപ്തിയും കണക്ക് കൂട്ടാതെയാണ് ആദ്യപ്രളയകാലത്ത് ഇടുക്കാ ഡാം തുറന്ന് വിട്ടത്. കുട്ടനാട്, ചെങ്ങന്നൂര്‍ തുടങ്ങി താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ജീവശവങ്ങള്‍ പുഴയിലൂടെ ഒഴുകി നടന്നിട്ടും പഠിച്ചില്ല. 1977ന് ശേഷമുണ്ടായ കൈയേറ്റങ്ങള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിച്ചതോടെ വിളറിപൂണ്ട രാഷ്ട്രീയനിരയും ഉറഞ്ഞ് തുള്ളി രംഗത്തെത്തി. മാധവ് ഗാഡ്ഗിലിനെ വെട്ടാന്‍ കസ്തൂരി രംഗന്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ആധിപൂണ്ട കേരളത്തിലെ കുടിയേറ്റ രാഷ്ട്രീയനിലതന്നെയായിരുന്നു മുദ്രാവാക്യം മുഴക്കിയതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനായി അവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ആശ്രയിച്ചു. മാധവ് ഗാഡ്ഗിലിന്റെ വാദങ്ങളെ ശുദ്ധമായ പാലില്‍ വെള്ളം ചേര്‍ത്ത പോലെയാക്കി. കേരളത്തിലെ കൊള്ളക്കാരേയും ക്വാറി മുതലാളിമാരേയും തൃപ്തിപ്പെടുത്തിയ റിപ്പോര്‍ട്ടുമായി കസ്തൂരിരംഗനുമെത്തി. 2012ല്‍ നിയമിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത് മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയുള്ള രൂപരേഖ. പശ്ചിമഘട്ടത്തെ സ്വാഭാവികഭൂമി, കാര്‍ഷിക ഭൂമി എന്നിങ്ങനെ രണ്ടായിതരംതിരിച്ചു. കാര്‍ഷികഭൂമിയില്‍ തോട്ടവും ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ 51% കാര്‍ഷികഭൂമിയും 41% സ്വാഭാവിക ഭൂമിയാണെന്നും വാദിച്ചു. 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇതും രാഷ്ട്രീയ ക്വാറി മാഫിയ നിരയെ ചൊടിപ്പിച്ചു. അന്ന് ആന്റണിയുടെ വാക്കിനെ പോലും പിടിച്ച് കെട്ടാന്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി പാര്‍ലമെന്റിലേക്ക് വണ്ടികയറേണ്ടി വന്നു. കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധമായി എത്തിയ റിപ്പോര്‍ട്ടില്‍ ഇടതിനും വലതിനും നേട്ടമുണ്ടായി. ദുരന്തഭൂമികളില്‍ ശ്മാശാന സമാനമായ ജീവിതമാണ് ജനസമൂഹം നയിക്കുന്നത്. ഇനി പറയു മാധവ് ഗാഡ്ഘില്‍ റിപ്പോര്‍ട്ടിനെ ചോരയില്‍ മുക്കി കൊലപ്പെടുത്തിയിട്ട് എന്ത് നേടി!. Previous articleമെയ്യെഴുത്തും മുഖമെഴുത്തും കാല്‍ച്ചിലമ്പും; ഉത്തരമലബാറിലെ തെയ്യക്കാലത്തിന് തുടക്കമായി Next article9 അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്; കോളജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റും മുല്ലപ്പെരിയാർ രാത്രി തുറന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി മുല്ലപ്പെരിയാറിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; ജാഗ്രത തുടരും മുല്ലപ്പെരിയാർ രാത്രി തുറന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി മുല്ലപ്പെരിയാറിന്റെ മൂന്നു ഷട്ടറുകൾ അടച്ചു; ജാഗ്രത തുടരും മുല്ലപ്പെരിയാറിൽ നിന്നും വൻ തോതിൽ തമിഴ്നാട് വെള്ളം തുറന്നു വിട്ടു; പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറുന്നു മുല്ലപ്പെരിയാർ രാത്രി തുറന്ന തമിഴ്നാടിന്റെ നടപടി അംഗീകരിക്കാനാകില്ല; മന്ത്രി റോഷി അഗസ്റ്റിൻ Karimkutty Chathan Theyyam – കരിങ്കുട്ടിച്ചാത്തൻ മുഖത്തെഴുത്ത്- കരിന്താടി മുറിയനെഴുത്ത് Karimkutty Chathan Theyyam – വടക്കൻ മലബാറിലെ തെയ്യം കലകളിൽ നിന്നും തികച്ചും Breaking News: സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ് ആരോഗ്യവിദഗ്ധൻ ◆ നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു ◆ ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ മോഡേൺ താലിയുടെ ചിത്രം പങ്കുവച്ച് ഹർഭജൻ സിങ് ഇടതുകൈ കൊണ്ട് ഫോൺ ഉപയോഗിക്കുന്നതുമാണ് ചിത്രത്തിൽ കാണുന്നത് അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി തിരൂര്‍:ചമ്രവട്ടം പാലം തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന തിരൂര്‍-പുറത്തൂര്‍ റൂട്ടിലും തിരൂര്‍-കുറ്റിപ്പുറം റൂട്ടിലും ബസുകളുടെ സ്റ്റോപ്പുകളില്‍ പുനക്രമീകരണം നടത്തിയതായി സി ഐ റാഫി അറിയിച്ചു.കുറ്റിപ്പുറം റൂട്ടിലോടുന്ന ബസുകള്‍ ഇനി ബി പി അങ്ങാടി ബൈപ്പാസ് വഴി പോകണം.നോര്‍ത്ത് ബിപി അങ്ങാടി സ്റ്റോപ്പ് ഇനിമുതല്‍ ബൈപ്പാസ് പരിസരത്ത് ആയിരിക്കും.ബിപി അങ്ങാടിയില്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റോപ്പ് ജാറം പരിസരത്തേക്ക് മാറ്റിയിട്ടുണ്ട്.കൂടാതെ ഓട്ടോപാര്‍ക്കിംഗുകളും തിരക്കിനനുസരിച്ച് ക്രമീകരിക്കും.ആലത്തിയൂര്‍ ആലിങ്ങല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വര്‍്ക്ക് ഷോപ്പുകളിലെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്താന്‍ പാടില്ല. ടൊവിനോയും ആസിഫും ജോജുവും; ഫേക്കുകളുടെ ചാറ്റ് ക്ലബ് ഹൗസ് ചാറ്റ് റൂമും, താരങ്ങളെ വലപ്പിച്ച് വ്യാജ അക്കൗണ്ടുകള്‍ ആന്‍ഡ്രോയ്ഡ് പതിപ്പ് വന്ന് ഒരാഴ്ചക്കകം മലയാളത്തിലെ വൈറല്‍ സോഷ്യല്‍ മീഡിയ ആപ്പ് ആയി മാറിയ ക്ലബ് ഹൗസില്‍ താരങ്ങളുടെ പേരില്‍ വ്യാജന്‍മാരുടെ പ്രവാഹം. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ആസിഫലി, ജോജു ജോര്‍ജ്ജ് തുടങ്ങിയവരുടേതടക്കം വ്യാജ പ്രൊഫൈലുകള്‍ ക്ലബ് ഹൗസില്‍ സജീവമാണ്. ടൊവിനോ തോമസ്, ആസിഫലി, ജോജു ജോര്‍ജ്ജ് എന്നിവരുടെ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ചാറ്റ് റൂമുകളും ഓപ്പണ്‍ ചെയ്തു. ടൊവിനോ തോമസിന്റെയും ജോജുവിന്റെയും ഇന്‍സ്റ്റഗ്രാം ലൈവും അഭിമുഖങ്ങളിലെ ഭാഗങ്ങളും സ്ട്രീം ചെയ്താണ് വ്യാജന്‍മാര്‍ ക്ലബ് ഹൗസില്‍ ആളുകളെ കബളിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ പേരിലും വ്യാജ അക്കൗണ്ടുകളുണ്ട്. ടോക്ക് വിത്ത് ആസിഫലി എന്ന പേരിലായിരുന്നു ആസിഫലിയുടെ ഫേക്ക് ഐഡിയുടെ പറ്റിക്കല്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് താന്‍ സജീവമെന്നും ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും ആസിഫലി അറിയിച്ചു. ഇതേ രീതിയില്‍ ടൊവിനോ തോമസും ദുല്‍ഖര്‍ സല്‍മാനും പ്രതികരിച്ചിരുന്നു. മലയാളത്തിലെ നിരവധി സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ക്ലബ് ഹൗസില്‍ ചര്‍ച്ചാ വേദികളില്‍ സജീവമാണ്. ദ ക്യു ക്ലബ് ഹൗസ് അക്കൗണ്ടില്‍ സംഘടിപ്പിച്ച സിനിമാ പൈറസി ചര്‍ച്ചയില്‍ മഹേഷ് നാരായണന്‍, ആഷിക് അബു, മിഥുന്‍ മാനുവല്‍ തോമസ്, സാന്ദ്രാ തോമസ്, തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ജയസൂര്യ, പൂര്‍ണിമ ഇന്ദ്രജിത്ത്, ബി ഉണ്ണിക്കൃഷ്ണന്‍, സുനില്‍ ഇബ്രാഹിം, പ്രേംലാല്‍, സലാം ബാപ്പു, നിര്‍മ്മാതാവ് സന്ദീപ് സേനന്‍, ബിനു പപ്പു, അനുരാജ് മനോഹര്‍, സാനിയ അയ്യപ്പന്‍, പി ആര്‍ അരുണ്‍, ടോം ഇമ്മട്ടി, ബിപിന്‍ ചന്ദ്രന്‍, ബിലഹരി തുടങ്ങിയവര്‍ ക്ലബ് ഹൗസ് ചര്‍ച്ചകളില്‍ സജീവമാണ്. ക്ലബ് ഹൗസ് ട്രെന്‍ഡിംഗ് ആയി ദ ക്യു 'പൈറസി' ചര്‍ച്ച, 8000ത്തിലേറെ പേരുടെ പങ്കാളിത്തവുമായി മലയാളത്തില്‍ റെക്കോര്‍ഡ് സാമൂഹിക ഇടപെടലുകള്‍ സൈബര്‍ ഇടങ്ങളിലേക്ക് ചുരുങ്ങിയ ലോക്ഡൗണ്‍ കാലത്ത് തരംഗമാകുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടുകൂടിയാണ് കേരളത്തില്‍ ക്ലബ്ബ് ഹൗസ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിയത്. കഴിഞ്ഞ വാര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ്ബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം ഇറങ്ങുന്നത്. മെയ് 21 ന് ആപ്പ് ആന്‍ഡ്രോയിഡ് അരങ്ങേറ്റം നടത്തിയതോടെ ഇന്ത്യയിലും ആപ്ലിക്കേഷന് ആളുകള്‍ കൂടുതലെത്തി. സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഏതൊരു വിഷത്തെക്കുറിച്ചും ക്ലബ്ബ് ഹൗസില്‍ സംസാരിക്കാമെന്നത് ഗുണമാണ്. റൂം എന്ന ആശയത്തിന്‍മേലാണ് ഇത്തരം ചര്‍ച്ചാ വേദികള്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ 5000 അംഗങ്ങളെ വരെ റൂമില്‍ ഉള്‍പ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. റൂമില്‍ ആരൊക്കെ സംസാരിക്കണമെന്ന് തീരുമാനിക്കുന്നതും മോഡറേറ്ററാണ്. റൂമില്‍ കയറിയാല്‍ അവിടെ നടക്കുന്ന എന്ത് സംസാരവും നിങ്ങള്‍ക്ക് കേള്‍ക്കാം. കൂടുതല്‍ പ്രൈവസി ആവശ്യമാണെങ്കില്‍ ക്ലോസ്ഡ് റൂം ക്രിയേറ്റ് ചെയ്യാം. ക്ലബ്ബ് ഹൗസില്‍ ശബ്ദം മാത്രമാണ് ആശയ വിനിമയത്തിനുള്ള മാര്‍ഗം. ഇതിലൂടെ മെസേജ് അയക്കാന്‍ സാധിക്കില്ല. ഇന്‍സ്റ്റന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനുമായി ക്ലബ്ബ് ഹൗസിനെ താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കിയാണ് ക്ലബ്ബ് ഹൗസില്‍ ചേരാന്‍ സാധിക്കുക. ആപ്പിള്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍വൈറ്റിലൂടെയാണ് ആപ്പില്‍ ചേരാന്‍ സാധിക്കുന്നത്. ഇന്‍വൈറ്റ് ലഭിച്ചില്ലെങ്കില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം വെയ്റ്റ് ലിസ്റ്റില്‍ നിന്നാല്‍ ക്ലബ് ഹൗസിലെ നിങ്ങളുടെ സുഹൃത്തുക്കള്‍ വഴി ആപ്പിന്റെ ഭാഗമാകാം. ക്ലബ് ഹൗസില്‍ കയറിയവരുടെയൊക്കെ പ്രധാന സംശയം ആരാണ് ക്ലബ് ഹൗസ് ഐക്കണ്‍ ആയ സ്ത്രീ എന്നതാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൂ കറ്റോകയാണ് ക്ലബ് ഹൗസ് ഐക്കണായ സ്ത്രീ. ജപ്പാനീസ് വംശജയായ അമേരിക്കകാരിയാണിവര്‍. നിരവധി സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചിട്ടുള്ള സ്ത്രീ കൂടിയാണ് കറ്റോക. സ്ത്രീകളുടെ അവകാശങ്ങള്‍, ഏഷ്യാക്കാരോടുള്ള അമേരിക്കയിലെ വിവേചനം തുടങ്ങിയ വിഷയങ്ങളില്‍ കറ്റോക നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ക്ലബ്ബ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഏഴുലക്ഷം പേര്‍ പങ്കാളിയായി എന്നാണ് കണക്ക്. നിലവില്‍ ക്ലബ്ബ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ചര്‍ച്ചകളുടെ ഡാറ്റ എവിടെയും സേവ് ചെയ്യുന്നില്ല. ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. നേരത്തെ ഇന്ത്യയില്‍ ഈ ആപ്പ് ആദ്യം ഇടംപിടിച്ചത് തന്നെ വിവാദത്തോടെയാണ്. പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകളായിരുന്നു വിവാദമുണ്ടാക്കിയത്. അഭിനേതാക്കള്‍ ടി എസ് മുത്തയ്യ,കെ പി ഉമ്മർ,ജേസി,വിൻസന്റ് ,എൻ ഗോവിന്ദൻ‌കുട്ടി,വീരൻ,ടി ആർ ഓമന,പി എസ് പാർവ്വതി,സാധന,ബഹദൂർ ,പത്മിനി ജൂനിയർ,ജയകുമാരി,സാധന,കെ പി അബ്ബാസ്,ടി കെ കെ നമ്പ്യാർ,ജസ്റ്റിൻ,കുഞ്ചൻ വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകാണും, ഈ വര്‍ഷം കൈരളി വാര്‍ത്തയില്‍ പല ഹാസ്യങളും ചേര്‍ക്കും കാരണം ഓണം ഇക്കുറി പൊടിപൊടിക്കണം, തീര്‍ന്നില്ല അഫഗാനിസ്ഥാനിലും, വേണ്ടിവന്നാല്‍ ഇറാനിലും ഇടപ്പെടുവാന്‍ തയ്യറാവുമെന്നാണ്‌ ഡിഫിക്കാരുടെ പ്രതീക്ഷ.. ഒറീസ്സയിലെ സംഭവങള്‍ കേരളത്തിലെ മാധ്യമങള്‍ ആഘോഷിക്കുകയാണ്‌ (നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ ) ഈ ഒറീസ്സ സംഭവം ഇത്രയും ഭീകരമായി ഒരു പക്ഷേ കേരളത്തിലെ മാധ്യമങള്‍ മാത്രമേ ചിത്രീകരിച്ചു കാണുകയുള്ളു. കൃസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്നു ഭാരതീയ സംസ്സ്ക്കാരിക സംഹാരാത്മകതക്കെതിരെ പ്രതികരിച്ചവരെ മവോസ്റ്റുകളെ കൂട്ടുപിടിച്ച്‌ VHP നേതാവിനെ )വെട്ടികൊന്നപ്പോള്‍ ഈ മലയാള മധ്യമങള്‍ കണ്ണടച്ചു എന്നു മാത്രമല്ല ഇന്നലെ ഡെല്‍ഹിയില്‍ ക്രൈസ്തവ മേലാളന്മാര്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിന്‌ കൈരളിയും,മനോരമയും,ദീപകയും, ജീവനും, മധ്യമവും, ഏഷ്യാനെറ്റും, ഇന്ത്യാവിഷനും മാത്രമായിരുന്നു അവിടെ എത്തിപ്പെട്ടവര്‍ അതായത്‌ മലയാളത്തിലെ മാധ്യമങള്‍ മാത്രം. കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ ലോകത്തില്‍ എവിടെയും ആരെയും ആക്രമിച്ചിട്ടില്ല എന്നീ ത്വതശാസ്ത്രം പറയുന്ന മാധ്യമങള്‍ ഇവിടെ ഈ മലായള നാട്ടില്‍ കാണാം. ഭാരതസംസ്ക്കാരം നിലനില്‍ക്കണമെങ്കില്‍ അസുരവംശത്തോട്‌ കണക്ക്‌ തീര്‍ക്കണം എന്നത്‌ ഉപനിഷത്‌ രചനാ കാലഘടത്തിലെ ഒരു സത്യമായിരുന്നു. കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ നടത്തിയ വംശഹത്യ ഒരു പക്ഷേ നാം മറന്നുകാണും പക്ഷേ ഈസ്റ്റ്‌ തീമൂറിലെ (പഴയ ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യ ,ഇപ്പോള്‍ സ്വതന്ത്രരാഷ്ട്രം) ജനങള്‍ അത്‌ മറന്നുകാണില്ല എന്നത്‌ ചരിത്രമാണ്‌. ഈ നെറിക്കെട്ട ചരിത്രമ്യൂല്യത്തെ വെള്ളപൂശീയ ആസ്ത്രേലിയല്‍ കത്തോലിക സഭ, ആഗോള സ്വേച്ഛാധിപത്യത്തെ ന്യായികരിക്കുന്നതിന്‌ തുല്യമായി പ്രവര്‍ത്തിച്ചു. കേവലം മതപരിവര്‍ത്തനത്തിന്‌ പോകാവുന്ന ദൂരം കലാപത്തിലേയ്ക്കാണ്‌ എങ്കില്‍ പിന്നെ ഈ ദൈവത്തിന്റെ കുഞ്ഞാടുകള്‍ ഈ പ്രവണത അവാസാനിപ്പിക്കുന്നതല്ലേ നല്ലത്‌. ഒറീസ്സയില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെ കലാപം നടന്നാലും അത്‌ സംഘപരിവാറിന്റെയും അവിടുത്തെ പോലിസിന്റെയും തലയില്‍ വെച്ചുകെട്ടുവാന്‍ നമ്മുടെ മാധ്യമങള്‍ എന്നും മത്സരിക്കാറുണ്ട്‌. ഹിറ്റ്‌ലറാണ്‌ സംഘ പരിവാറിന്റെ ആത്മീയ ഗുരു എന്നുപ്പോലും ഇവിടെ പറഞ്ഞു നടക്കുവാന്‍ തുടങിയിരിക്കുന്നു. കാശ്മീരിലെ ദേശീയ വാദത്തെ ഹിന്ദുത്വവര്‍ഗീയത എന്ന്‌ വിളിച്ചുകൂവാനും നമ്മുടെ നാട്ടില്‍ ആളുകളുണ്ടായി. ഇന്ത്യയില്‍ സമാധനമാണ്‌ ആവിശ്യം, അല്ലാതെ മതപരിവര്‍ത്തനമല്ല കുരിശിന്‌ പകരം ഒരു നേരത്തെ ആഹാരമാണ്‌ ഉത്തമം മെഴുകുതിരിയും, ട്യൂബ്‌ലൈറ്റും കത്തിച്ചാല്‍ ദൈവം പുഞ്ചിരിക്കില്ല ചിരിക്കണമെങ്കില്‍ ദേശീയ ബോധമുണ്ടാവണം ,രാജ്യത്തിന്റെ സംസ്ക്കാരികതയോട്‌ കൂറ്‌ പുലര്‍ത്തണം, ഭൂരിപക്ഷമായി ജനിച്ചവനെ വര്‍ഗീയവാദിയും, ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്ന നമ്മുടെ നാട്ടില്‍, ന്യൂനപക്ഷങള്‍ സെക്കുലറിസ്റ്റുകളും, പാവങളുമായി ഇവിടെ അവതരിപ്പിക്കുന്നു. ഈ പ്രവണതയ്ക്‌ ഒരു അവസാനം ആവിശ്യമാണ്‌ എന്റെ പാവം സംഘ പരിവാര്‍ കുഞ്ഞാടേ.. പിന്നെ മലയാളം മാധ്യമങ്ങള്‍ മാത്രമല്ല, ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ്സ്, deccaan herald, ടൈംസ്‌ ഓഫ് ഇന്ത്യ, NDTV, CNN-IBN, ദൂരദര്‍ശന്‍ ഇവയൊക്കെ വലിയ പ്രാധാന്യം നല്കി ഒറീസ്സയിലെ ക്രൂരത കവര്‍ ചെയ്തിട്ടുണ്ട് organiser ഉം, കേസരിയും, ജന്മഭൂമിയും മാത്രം വായിക്കല്ലേ, പ്രവീണേ.. മതപരിവര്തനതിന് പകരം ഒരു നേരത്തെ ആഹാരമാണ് വേണ്ടത് എന്നൊക്കെ വലിയ വികാരപരമായി എഴുതിക്കണ്ടു അതിനാണല്ലോ, ത്രിശൂലവും പേറി ബജ് രംഗ് ദള്‍് വിശ്വ ഹിന്ദു പരിഷത്ത്, RSS എന്നിവര്‍ പോരാടുന്നത് ഞാന്‍ ഇപ്പോള്‍ ഇതു ടൈപ്പ് ചെയ്യുമ്പോഴും ഒറീസ്സയില്‍ കലാപം നടക്കുകയാണ് അവിടെ സംഘ പരിവാര്‍ വംശ ഹത്യ തന്നെ ആണ് നടത്തുന്നത് അല്ലാതെ ഗോലി കളിക്കുകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ എന്റെ മുണ്ടിന്നടിയില്‍ കാക്കി ട്രൌസര്‍ ഇല്ല.. ഗോള്‍വാള്‍ക്കര്‍ ഹിറ്റ്‌ലറിനെ മാതൃകയാക്കാന്‍ മാത്രമല്ല പറഞ്ഞത്‌, ഇവിടത്തെ കമ്യൂണിസ്റ്റുകളെയും മുസ്‌്‌ലിംകളെയും ക്രിസ്‌ത്യാനികളെയും ശത്രുക്കളായി പ്രഖ്യാപിക്കുകയും കൂടി ചെയ്‌തു. അതിനു കാരണം അവര്‍ സവര്‍ണാധിപത്യത്തെ അംഗീകരിക്കാത്തതാണെന്ന്‌ പറയാതെ പറയുകയും ചെയ്‌തു. ഞങ്ങള്‍ നിങ്ങളെ വെറുതെ വിടണമെങ്കില്‍ എന്തു ചെയ്യണമെന്നും ശ്രീ ഗോള്‍വാള്‍ക്കര്‍ജി പറഞ്ഞിട്ടുണ്ട്‌ അതിപ്രകാരമാണ്‌ അയ്യോ മാഷേ, കൂറേ കൂടി ഉയര്‍ന്നു ചിന്തിക്കൂ. ഒരു മനുഷ്യനാവു ഓഹ് പാവം മിഷനറിമാര്‍ ദൈവത്തിന്റെ കുഞ്ഞാടുകള്‍ അവര്‍ക്ക് മത പരിവര്‍ത്തനം എന്നൊരു ചിന്തയെ ഇല്ല തന്നെ പോലെ തന്റെ അയല്‍കാരനെ സ്നേഹിക്കുന്നവര്‍ കൂട്ടത്തില്‍ അവരെ ഒന്ന് ക്രിസ്ത്യാനി ആക്കി സ്നേഹിക്കുന്നതില്‍ എന്താ തെറ്റ് ഭാരതത്തിലെ മുസ്ലിം സഹോദരന്മാര്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒത്തിരി പിന്നാക്കം ആണെന്നാണ്‌ പറയപ്പെടുന്നത് പക്ഷെ അവര്‍ക്ക് കാരുണ്യം കൊടുക്കാന്‍ ഈ പറയുന്ന മിഷണറിമാരെ കാണുന്നില്ല ബംഗ്ലാദേശിലെ പാവപ്പെട്ടവരെയും ഇവര്‍ക്ക് വേണ്ട അവിടെ കാരുണ്യം ഒഴുക്കിയാല്‍ വിവരം അറിയും ഇനിപ്പോ സവര്‍ണ ആക്രമണം എന്ന് പറയാന്‍ പറ്റില്ല വനവാസികള്‍ ആണ് ആക്രമിക്കുന്നത് എന്താ പറയുക സവര്‍ണ വനവാസികള്‍ എന്നോ മറ്റോ പറഞ്ഞു ആശ്വസിക്കാം വേറൊരു തമാശ സ്വന്തം രാജ്യത്തെ മുഴു പട്ടിണി കാണാതെ ഭാരതത്തിലെ അര പട്ടിണി മാറ്റാന്‍ വരുന്ന വിദേശികളും ഈ കൂട്ടത്തില്‍ ഉണ്ട് പോലും എന്താ കഥ എന്താടോ സവര്‍ണ ഫാസിസ്റ്റ് പ്രവീണേ താന്‍ നന്നാവാത്തത് ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ. '(നോര്‍ത്ത്‌ ഇന്ത്യയിലെ മാധ്യമങള്‍ ഇത്‌ ഒരു ഒറ്റപ്പെട്ട സംഭവത്തോടയാണ്‌ കാണുന്നത്‌ ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ കൂടെക്കൂടെ നടക്കുന്നു എന്നേയുള്ളൂ ഒറീസ്സയിലും ഗുജറാത്തിലും. കൃസ്ത്യന്‍ മിഷിണറീമാര്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് VHP നേതാവിനെ കൊന്നു. അപ്പോള്‍ വനവാസികളായ അവര്‍ണ്ണര്‍ കൃസ്ത്യന്‍ മിഷണറിമാ‍ര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇതാണ് അവിടെ സംഭവിച്ചത്. അല്ലേ? ഇപ്പോഴാണ് പിടികിട്ടിയത്. ഇവിടെ രാജേഷും,രജനയും പറഞ്ഞ കാര്യങ്ങള്‍ വളരെ അര്‍ത്ഥവത്താണ്. ഡിഫിക്കാർ അവിടെ ചെന്ന് സമാധാനം പുനസ്ഥാപിച്ചോട്ടെ മാഷേ! മതപരിവർത്ത്hനം നടത്തി ത്യാഗം ചെയ്യുന്ന മഹാന്മാർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ പക്ഷെ വോട്ടുബാങ്കിന്റെ കിലുക്കത്തിൽ ഇല്ലാതാകുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ? മുസ്ലീങ്ങൾക്കിടയിൽ പാവപ്പെട്ടവർ ഉണ്ട്t അങ്ങോട് ചെന്ന് സേവനം നടത്തി മതം മാറ്റിയാൽ വിവരം അറിയും. എന്തായാലും നരഹത്യയെ അനുകൂലിക്കുന്നില്ല് ശക്ത്മായി അപലപിക്കുകയും ചെയ്ന്നൂ. പക്ഷെ മതം മാറ്റാൻ പോയ്യി വടികൊടുത്ത് അടീരന്നുവന്നുങത് കാണുമ്പോൾ പറയാതിർക്കാൻ വയ്യ. ഭുരിപക്ഷം എന്ത് ചെയ്താലും സവര്‍ണ ഫാസിസം ന്യുന പക്ഷം ആണങ്കിലോ മത നിരപേഷിത എന്താണിതിന്റെ ഒക്കെ അര്‍ഥം നിങ്ങള്‍ ശ്രെധിച്ചോ നെടുമ്പാശ്ശേരിയില്‍ ആരോ ഒരു പള്ളിക്ക് എറിഞ്ഞപ്പോള്‍ .ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആണ് എന്ന് പറഞ്ഞു സംഭവ സ്ടാലത്ത് .കേരളത്തിലെ സര്‍വമാന ഇടതു പക്ഷ വലതു പക്ഷ ഭേദമന്യേ നേതാക്കള്‍ എത്തിച്ചേര്‍ന്നു എന്നാല്‍ ഇതിനു മുമ്പ് കേരളത്തില്‍ തെക്കു മുതല്‍ വടക്കേ അറ്റം വരെ ഉള്ള ഗുരു മന്ദിരങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഈ നേധാക്കാന്‍ മാരെ ആരും കണ്ടില്ല .ഭുരി പക്ഷത്തിനു വേദനയില്ലല്ലോ ഇതുപോലെ യുള്ള ന്യുന പക്ഷ പ്രീണനങ്ങള്‍ കാണുമ്പൊള്‍ ആരും ഒന്നു പ്രതികരിച്ചു പോകും ഇതിനെ ഫാസിസം എന്നോ എന്ത് കുന്തം എന്ന് വിലിചോള് ആദ്യം അവര് വേട്ടയാടിയത് ജൂതന്‍മാരെ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് പ്രചരിച്ച ഒരു ഫാസിസ്റ്റ് വിരുദ്ധ കവിതയാണിത്. ന്യൂനപക്ഷങ്ങള്‍ക്കു നേരേ പോര്‍വിളി നടത്തുന്ന അഭിനവ ഫാസിസ്റ്റുകള്‍ ദിവസേന രണ്ടു നേരം വായിച്ചാല്‍ നന്നായിരിക്കും. "ഒരു കീഴ്ജാതിക്കാര ന് പൊതു നിരത്തിലൂടെ നടന്നാലോ, നല്ല വസ്ത്രം ധരിച്ചാലോ അവന് കടുത്ത ശിക്ഷക്കു വിധേയനാവേണ്ടി വരും.എന്നാല്‍ അവന്‍ മതം മാറി ഒരു മുസ്ലീമോ, ക്രിസ്ത്യാനിയോ ആയാല്‍ ഈ പറയുന്ന അവകാശങ്ങളൊക്കെ എളുപ്പം ലഭ്യമാവുന്നതുമാണു. പിന്നെയെങ്ങനെ ഇവിടെ മതപരിവര്‍ത്തനം ഇല്ലാതിരിക്കും". മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ അന്യ മതസ്തര്‍ക്കെതിരെ കൊലവിളി നടത്തുന്നവര്‍ ഒരു കീഴാള ഹിന്ദു അനുഭവിക്കേണ്ടി വരുന്ന നരകയാതനകളുടെ യഥാര്‍ത്ഥ ചിത്രം കാണാന്‍ ശ്രമിക്കുക. "അഹം ബ്രഹ്മാസ്തു" എന്നുദ്ഘോഷിക്കുകയും പുല്ലിലും പുഴുവിലും ഈശ്വരാംശം കാണുകയും ചെയ്യുന്ന ഉപനിഷത്ത് ദര്‍ശനമെവിടെ, മതഭ്രാന്തു തലയ്ക്കു പിടിച്ച് അലറിവിളിക്കുന്ന ഈ കൊലയാളിക്കൂട്ടങ്ങളെവിടെ.. പ്രത്യയ ശാസ്ത്രം തലയ്ക്കു പിടിച്ച ഇടതന്‍ ജന്തുക്കളെ ഹിന്ദുവിന് ഭൂരിപക്ഷം ഉള്ള വരെ തന്റെയൊക്കെ പ്രത്യയശാസ്ത്രത്തിനു കേരള മണ്ണില്‍ നില്‍ക്കാം. അത് കഴിഞ്ഞാല്‍ കേട്ട് കെട്ടി ചൈനയ്ക്കു പോണ്ടിവരും. സത്യം പറഞ്ഞാല്‍ വര്‍ഗീയ വാദിയാകുന്ന ഇടതന്‍ നയം വോട്ടിനു വേണ്ടിയാനെന്കില്‍ സാരമില്ല. കുഞ്ഞാടുകളും പെറ്റു പെരുകുന്നുണ്ടല്ലോ. ലേഖനം വലതിന് കുത്താന്‍ പറഞ്ഞാല്‍ കുഞ്ഞാടുകള്‍ അതേയ് ചെയ്യുകയുള്ളൂ. ഒരിസ്സയിലെക്കാലും കേരള പത്രങ്ങള്‍ ആഘോഷിച്ചു എന്ന് പറഞ്ഞാല്‍ തെറ്റില്ല. തീവ്ര വാദത്തെയും അവര്‍ ആഘോഷമാക്കിയില്ലേ? പാവം ആദിവാസികള്‍ക്ക് സഹായമായ സ്വാമിയെ എന്തിനീ കുഞ്ഞാടുകള്‍ ശിക്ഷിച്ചു? അതല്ലേ ഇതിനെല്ലാം കാരണം. ജാതി പറഞ്ഞു ഇനി വേര്‍തിരിക്കാന്‍ ഒരു കുഞ്ഞാടും നോക്കണ്ട കുഞ്ഞാടുകളുടെ ഇടയിലെ ജാതി ഹിന്ദുക്കളില്‍ ഇല്ല. പാവം ബ്രാഹ്മണര്‍ ശാന്തിപണി ചെയ്തെന്കിലും ജീവിച്ചോട്ടെ? ഞാന്‍ പ്രവീണ്‍പൊയില്‍, കമ്യൂണിസ്റ്റ്‌ ഏകാധിപത്യ ഭരണകാലത്തിന്റെ കടുത്ത മാനുഷ്യക പീഢനം അനുഭവിച്ച ഒരു കംബോഡിയന്‍ പൌരന്റെ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം ഭാരതീയ ചിന്താഗതിയെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്ന എന്റെ ഗുരുക്കന്‍മാരെ ഞാന്‍ പോള്‍പോട്ടിനെ തുല്യമായി കണ്ടു ജീവിതത്തിന്റെ നല്ലകാലങളില്‍ എനിയ്ക്ക്‌ സംഭവിച്ച തിരിച്ചടികള്‍ക്ക്‌ ഇവിടെ ഒരു മധുരമായ പ്രതികാരം കാലം എന്നെ ഒരു ഭ്രാന്തനാക്കാതിരിക്കട്ടെ കൌരവരുടെ കൃതികള്‍! അസുര വ്യൂഹം ! കഴിഞ്ഞ ആഴ്ചയിലെ മലയാളനാള്‍വഴികളില്‍ നിന്ന് പെറുക്കിയെടുത്ത മുത്തുകള് വാരവിചാരം ഭൂ‍ലോകം പോയ വാരം ലക്കം 11 ചില വ്യക്തികള്‍ക്ക്‌ മറുപടി പറയുക എന്നത്‌ രണ്ടോ, മൂന്നോ വാക്കില്‍ അവസാനിപ്പിക്കുവാന്‍ കഴിയില്ല അത്കൊണ്ട്‌ ഒരു പോസ്റ്റായി ഞാന്‍ ഇവിടെ മറുപടി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിന്ന്‌ കണ്ടെടുത്ത ചില സത്യത്തിലേയ്ക്ക്‌, ഹിറ്റ്‌ലര്‍ ജൂതന്മാരെ കൂട്ടകൊലനടത്തിയതായി ലോകചരിത്രങള്‍ തലമുറകളെ പ കേരളം കേന്ദ്രീകരിച്ചു നടക്കുന്ന ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വസ്തുതകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും ഭീകരവാദികളും ഇടതുസ മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിലെ പുതിയൊരു പാര്‍ട്ടി വിപ്ലവമാണെന്ന സത്യം സഖാകള്‍ മറന്നിട്ടില്ല എന്നതിന്റെ ഉദാഹരണമാണ്` കഴിഞ്ഞ ദിവസം "കലാപം എന്നാല്‍ മതത്തിന്റെ സൃഷ്ടി എന്നത്‌ ഭൂതകാലമല്ല മറിച്ച്‌ വര്‍ത്തമാനത്തില്‍കൂടി സഞ്ചരിച്ച്‌ ഭാവിയിലേയ്ക്ക്‌ കടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 സ്ത്രീ ആധിപത്യം വേണമെന്ന വാദത്തിന്‌ ഇവിടെ വിരാമം ഇനി ഈ കലികാലം കഴിഞ്ഞാലും സ്ത്രീ വര്‍ഗത്തിന്‌ കാതലായ സിനിമയില്‍ എത്രത്തോളം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടും എന്നത്‌ നമ്മള്‍ മനസ്സിലാക്കുന്നത്‌ തിലകന്‍ എന്ന മഹനായ നടനിലൂടെയാണ്‌ അദ്ദേഹം ഒരു ന്യൂനപ കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമ എന്നില്‍ നിന്ന് ഒരു മാന്യതയും, ദാക്ഷിണ്യവും, പ്രതീക്ഷിക്കരുത്. ഈ കലിയുഗത്തിന്റെ വരദനാമായി ലഭിച്ച ചാരുനിവേദിതയെപോലെയുള്ളവര്‍ ജീവിച്ചിരിക്കും വംശഹത്യ നടക്കുന്ന ഒറീസ്സയില്‍ "DYFI" ഇടപ്പെടുവാന്‍ സാധ്യത (കൈരളി വാര്‍ത്ത 26/08/2008 കൈരളി ചാനലിന്റെ ഈ ഹാസ്യം എല്ലാവര്‍ക്കും ഇഷ മെസിക്ക് ഇനി ഒന്നും തെളിയിക്കാനില്ല; ഏറ്റവും മികച്ചവനാകാൻ മെസിക്ക് അന്താരാഷ്ട്ര കിരീടം വേണമെന്ന വാദം തള്ളി മൂസോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ലയണൽ മെസി‌. ക്ലബ്ബ് ഫുട്ബോളിൽ സാധ്യമായ ഒരുവിധം എല്ലാ നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞ ഈ അർജന്റൈൻ താരത്തിന് പക്ഷേ അന്താരാഷ്ട്ര ഫുട്ബോളിൽ ഒളിമ്പിക് സ്വർണം മാത്രമാണ് എടുത്തു പറയാനുള്ളത്. പ്രധാന അന്താരാഷ്ട്ര കിരീടങ്ങളൊന്നും നേടാനാവാത്തത് മെസിയുടെ ഫുട്ബോൾ കരിയറിനെ അപൂർണമാക്കുന്നുവെന്നും, മെസി എക്കാലത്തെയും മികച്ച താരമാകണമെങ്കിൽ ഒരു പ്രധാന അന്താരാഷ്ട്ര കിരീടം നേടേണ്ടതുണ്ടെന്നുമുള്ള വാദങ്ങൾ ഫുട്ബോൾ പ്രേമികൾക്കിടയിൽ ശക്തവുമാണ്. എന്നാൽ ഇപ്പോളിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളികാരനാണ് താനെന്ന് സ്വയം തെളിയിക്കാൻ മെസി ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റ് ജയിക്കേണ്ടതുണ്ടെന്ന വാദത്തോട് വിയോജിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉഡിനീസിന്റെ അർജന്റൈൻ ഗോൾകീപ്പറായ ജുവാൻ മൂസോ. തന്റെ അഭിപ്രായത്തിൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം മെസിയാണെന്ന് മൂസോ പറയുന്നു. തന്റെ മഹത്വം തെളിയിക്കാൻ മെസിക്ക് ഇനിയൊന്നും നേടേണ്ടതില്ലെന്നും ഗോൾ ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിനിടെ അർജന്റൈൻ ഗോൾകീപ്പർ കൂട്ടിച്ചേർത്തു‌. "പ്രധാന അന്താരാഷ്ട്ര കിരീടങ്ങളിലൊന്ന് നേടിയാൽ മാത്രമേ മെസി ഏറ്റവും മികച്ചവനാകൂ എന്ന് പറയുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. താൻ മികച്ചവനാണെന്ന് കാണിക്കാൻ മെസിക്ക് ഇനി മറ്റൊന്നും നേടേണ്ട ആവശ്യമില്ല. മൂന്ന് ഫൈനലുകളിൽ‌(രണ്ട് കോപ്പ അമേരിക്ക, ഒരു ലോകകപ്പ്) അദ്ദേഹം നന്നായി കളിച്ചു, ഒപ്പം ടീമും. എന്നാൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല " മെസി ദേശീയ ടീമിനായി എല്ലായ്പ്പോളും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എക്കാലത്തെയും മികച്ച താരമാണ്. അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചാലേ അദ്ദേഹം മികച്ചവനാകൂ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. തെളിയിക്കാൻ ഇനി ഒന്നും തന്നെ അദ്ദേഹത്തിന് ബാക്കിയില്ല മൂസോ പറഞ്ഞു നിർത്തി‌. വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. ഒമിക്രോണ്‍ സംശയം; കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്ക്കയച്ചു ഒമിക്രോണ്‍: നടപടികള്‍ കടുപ്പിച്ച്‌ കര്‍ണാടക, കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ശന കൊവിഡ് പരിശോധന ഒമിക്രോണിനെ നേരിടാന്‍ സജ്ജം; നിയന്ത്രണങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ് എട്ട് വയസുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ ക്രൂരമായിമര്‍ദിച്ച അധ്യാപകനെതിരെ കേസെടുത്തു എയര്‍ മാര്‍ഷല്‍ എസ് കെ ഇന്ദോരിയ ദക്ഷിണ വ്യോമ സേന സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ ഒമിക്രോണ്‍ ഇന്ത്യയില്‍: കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം അസാം സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ അങ്കൺവാടി മാറ്റുന്നതിനെരെ നാട്ടുകാർ രംഗത്ത് ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് തീരം തൊടും; ഒഡീഷയില്‍ ജാഗ്രതാ നിര്‍ദേശം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ല ബി.എസ്. യെദ്യൂരപ്പ – Veekshanam ലോക ടൂർ ഫൈനല്‍സ്: ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് സിപിഎം പ്രവർത്തകയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു നേവി വാരാഘോഷം സതേണ്‍ നേവല്‍ കമാന്‍ഡ് രാജേന്ദ്രമൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു രാഹുൽ ഗാന്ധിയെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ല ബി.എസ്. യെദ്യൂരപ്പ കഴിഞ്ഞ ദിവസം ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കാട്ടിൽ രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും മയക്കുമരുന്ന് കച്ചവടക്കാരൻ ആണെന്നും ആരോപിച്ചിരുന്നു .എന്നാൽ ഇപ്പോൾ ആരോപണത്തിനെതിരെ പ്രതികരണവുമായി വന്നിരിക്കുന്നുകയാണ് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാഹുൽ ഗാന്ധിയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെ മയക്കുമരുന്ന് കച്ചവടക്കാരൻ എന്ന് വിളിച്ചത്തിനോട് തനിക്ക് യോജിപ്പില്ലെന്നും ആരോപണം ഉന്നയിച്ചത് ശരിയല്ലെന്നും യെദ്യൂരപ്പ പറഞ്ഞു . ‘ആരാണ് രാഹുൽ ഗാന്ധി ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരു പാർട്ടിയെ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’-നളിൻ കുമാർ പറഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് നേരത്തെ പി.സി.സി. അധ്യക്ഷൻ ഡി.കെ.ശിവകുമാറും ആവശ്യപ്പെട്ടിരുന്നു . നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവം വൈദികൻ അറസ്റ്റിൽ മുപ്പത്തിയൊമ്ബത് മനുഷ്യരുടെ കുഴിമാടത്തിലെ നനവ് മാറിയിട്ടില്ല, പ്രളയ ദുരന്തത്തിൽ നാട് പ്രയാസപ്പെടുമ്പോൾ സർക്കാരിന്റെ അവാർഡ് വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ ലോക ടൂർ ഫൈനല്‍സ്: ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് വാശിയേറിയ മത്സരത്തിൽ കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് സിപിഎം പ്രവർത്തകയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു കോഴിക്കോട്: കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തക കൂടിയായ സീനിയർ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു. കേരള ഗുണനിലവാരമില്ലാത്ത മരുന്നു ബാച്ചുകളുടെ വിതരണവും വില്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും അർദ്ധ ഫാസിസത്തിൽ നിന്നും പൂർണ ഫാസിസത്തിലേക്ക് വീക്ഷണം എഡിറ്റോറിയൽ പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ ഒരുവിഭാഗം മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ മോദി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും സ്വാതന്ത്ര്യ നിഷേധവുമാണ്. മിക്കവാറും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പെരിയയില്‍ പുലരേണ്ട നീതി വീക്ഷണം എഡിറ്റോറിയൽ വായിക്കാം സര്‍ക്കാര്‍ ഖജനാവിലെ പണം ചെലവഴിച്ചു പെരിയ ഇരട്ടക്കൊലകേസിലെ പ്രതികളെ രക്ഷിക്കാനാവാത്ത വിധത്തില്‍ സിബിഐ കുരുക്ക് മുറുകുകയാണ്. ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചു പേരെ പാര്‍ലമെന്റിനെ വന്ധീകരിക്കരുത് വീക്ഷണം എഡിറ്റോറിയൽ വായിക്കാം ചര്‍ച്ചയ്ക്കും വിയോജിപ്പിനുമുള്ള അവകാശം അനുവദിക്കാതെ എന്ത് ജനാധിപത്യമാണ് രാജ്യത്ത് നടപ്പാക്കുക. ഏകാധിപത്യ രാജ്യങ്ങളിലും മതാധിഷ്ഠിത രാജ്യങ്ങളിലും ഭരണഘടനയും പാര്‍ലമെന്റും തെരഞ്ഞെടുപ്പുമൊക്കെ കേവലം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം വാട്‌സ്ആപ്പ് കമ്യൂണിറ്റി അവതരിപ്പിക്കുന്നു; കൂടുതൽ അധികാരം ഗ്രൂപ്പ് അഡ്മിനിലേക്ക് ഇപ്പോൾ മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമാണ് വരുന്നത് സിയാൽ ജലവൈദ്യുത പദ്ധതി നാളെ (ശനി) രാഷ്ട്രത്തിന് സമർപ്പിക്കും ചിപ്പുകളുടെ ക്ഷാമം സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം സൗദിയിൽ രണ്ട് ഡോസ് വാക്സിനെടുത്ത് എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി സൗദിയിൽ വാക്സിൻ രണ്ട് ഡോസ് എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം. എട്ടു മാസത്തിന് ശേഷം 8,603 പേർക്കു കൂടി കോവിഡ് 19, ഒമിക്രോൺ ആശങ്ക വേണ്ടെന്നു ലോകാരോഗ്യ സംഘടന ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 8,603 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേർ ഈ സമയ പരിധിയിൽ കോവിഡ് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് കേംബ്രിഡ്ജ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്നടന്നു. നാല് ദിവസങ്ങളിലായി നടത്തിയ ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാൻ’ ജനുവരി 14-ന് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കിനവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി പതിനാലിന്റിലീസ് ചെയ്യുന്നു.പ്രശസ്ത താരം മോഹൻലാലാണ് ഈ കാര്യം മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത് എംഎം ഹസന്റെ ആത്മകഥ ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും യു.ഡി.എഫ്.കണ്‍വീനറും മുന്‍ കെ.പി.സി.സി.പ്രസിഡന്റുമായ എം.എം.ഹസന്റെ ആത്മകഥയായ ഓര്‍മ്മച്ചെപ്പ് ഡിസംബര്‍ 8ന് പ്രസിദ്ധീകരിക്കും. അഞ്ഞൂറിലേറെ താളുകളിലായി ഏഴു പതിറ്റാണ്ടുകളിലെ ജീവിതയാത്രയും, അര നൂറ്റാണ്ടുകാലത്തെ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി; സന്ദീപിന്റെ സുഹൃത്തുക്കൾക്ക് സാധനങ്ങൾ നൽകിയാൽ കട കത്തിക്കുമെന്ന് ഭീഷണി പുള്ളിക്കണക്ക് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഇരുപത് വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ഒമൈക്രോൺ എവിടെ നിന്ന് വന്നു? വൈറസിന്റെ പുതിയ പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളുടേ സംഗ്രഹം ഇതാ നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി നിർമിച്ചത്; പഴക്കം നൂറ്റാണ്ടുകളല്ല, വെറും 5 വർഷം മാത്രം; വിദേശ റിക്രൂട്മെന്റ് തട്ടിപ്പിലടക്കം പ്രതി, പേര്… ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ പണം അയച്ചു നൽകാൻ എടിഎം കാർഡിന്റെ ഫോട്ടോ വേണമെന്ന് ആവശ്യം; അറഫ ഹോട്ടൽ… ‘കാതലന്‍ എഴുതും ഡയലോഗ്’, നയൻതാര ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് വിഘ്‍നേശ് ശിവൻ ആരോപണങ്ങൾക്ക് തകർക്കാൻ കഴിയില്ല: നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയുണ്ടായ വാർത്തകളോട് പ്രതികരിച്ച് – സാമന്ത മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു മരക്കാര്‍ ക്ലൈമാക്‌സ് ചോര്‍ന്നു; ദൃശ്യങ്ങള്‍ യൂട്യൂബില്‍ വേലി കെട്ടി ആനകളെ സൂക്ഷിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി! ഇതിലും വലുത് കൊണ്ടുവാ… വേലി ചാടി കൊമ്പൻ; വിഡിയോ വൈറൽ അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റ്, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ് ട്വിറ്ററിൽ സുരക്ഷാ നയങ്ങൾ നവീകരിക്കുന്നു; സ്വകാര്യ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ഇനി അനുമതിയില്ലാതെ പങ്കിടരുത് അഖിലേഷ് യാദവിനെതിരായ അപകീർത്തികരമായ പോസ്റ്റ്‌; ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു ഉപയോക്താക്കളുടെ സമ്മതമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങൾ പങ്കിടുന്നത് തടയുന്ന പുതിയ നിയമങ്ങൾ ട്വിറ്റർ ആരംഭിച്ചു ഒമൈക്രോൺ എവിടെ നിന്ന് വന്നു? വൈറസിന്റെ പുതിയ പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളുടേ സംഗ്രഹം ഇതാ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാം സമം; ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു കഴുത്ത് വേദനയില്‍ നിന്ന് മോചനം നേടാനുള്ള ചില എളുപ്പവഴികള്‍ ഇതാ വിചാരിച്ചതിലും വളരെ മുമ്പാണോ ഒമിക്രൊൺ ഉയർന്നുവന്നത്? ലണ്ടനിൽ വച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ഇസ്രായേലി ഡോക്ടർ പറയുന്നു നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകൾ വിലകൂടാൻ പോകുന്നു! എന്തുകൊണ്ട്, എപ്പോൾ, എത്ര വില കൂടുമെന്ന് അറിയുക ഉപഭോക്താക്കളെ ഞെട്ടിച്ച് ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് നിർമ്മാതാക്കളായ റിവോൾട്ട്, വില 18,000 വർധിച്ചു, 150KM റേഞ്ച് ഫുൾ ചാർജിൽ സൺറൂഫ് മുതൽ 360 ഡിഗ്രി ക്യാമറ വരെ, പുതിയ മഹീന്ദ്ര സ്കോർപിയോയ്ക്ക് പ്രീമിയം ഫീച്ചറുകൾ ടൊയോട്ട-സുസുക്കിയുടെ വലിയ തയ്യാറെടുപ്പ്, പുതിയ മിഡ്-സൈസ് എസ്‌യുവി ക്രെറ്റ, സെൽറ്റോസ് എന്നിവയുമായി മത്സരിക്കും. ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍, 2022 വര്‍ഷം മികച്ചതാകുന്ന 6 രാശിക്കാർ ശുക്രൻ രാശിമാറ്റം: ഡിസംബർ 8 മുതൽ ഈ 6 രാശികളിൽ ഭാഗ്യമഴ പെയ്യും, മാ ലക്ഷ്മി പ്രസാദിക്കും ഏരീസ് മുതൽ മീനം വരെ, ഡിസംബറിൽ ആരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് ഇവിടെ അറിയുക, ആരാണ് ജാഗ്രത പാലിക്കേണ്ടത്, ഡിസംബറിലെ പ്രതിമാസ ജാതകം വായിക്കുക അറിയാം ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ ? ചൊവ്വ രാശി മാറ്റം 2021: ഡിസംബർ 5 ന് വൃശ്ചിക രാശിയിൽ ചൊവ്വ വരും, ഈ 5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും ക്ലാസ് മുറിയില്‍ പുള്ളിപ്പുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു- വീഡിയോ വണ്ടിയുടെ ശബ്ദം കേട്ട് പിടിയാന ഓടി; ചെന്ന് വീണത് കിണറ്റില്‍- വിഡിയോ ഹാര്‍ദിക് നല്ല ക്രിക്കറ്ററാണ്. എന്നാല്‍ ഇപ്പോള്‍ ഫിറ്റ്നസില്ല. അതിനാലാണ് ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്. ഹര്‍ദിക് ചെറുപ്പമാണ്. പരിക്കില്‍ നിന്ന് പുറത്തു കടന്ന് ഹാര്‍ദിക് തിരിച്ചുവരവ് നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കപില്‍ ദേവുമായൊന്നും ഹാര്‍ദിക്കിനെ… ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’; ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറഞ്ഞാലും കുഴപ്പമില്ല. ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക്… ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല കല്യാണി Home KERALA സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം; വിവിധ ജില്ലകളിൽ അലര്‍ട്ട് സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം; വിവിധ ജില്ലകളിൽ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുലാവര്‍ഷം. കനത്തമഴയാണ് സംസ്ഥാനത്തൊട്ടാകെ ലഭിയ്ക്കുന്നത്. കനത്ത മഴയ്‌ക്കൊപ്പം അതിതീവ്ര മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകള്‍ക്കുള്ള അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തമിഴ്നാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനു വിലക്കുണ്ട്. കാലവര്‍ഷം പിന്‍വാങ്ങിയതിനു പിന്നാലെ തന്നെ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ മണ്‍സൂണിന് (തുലാവര്‍ഷം) തുടക്കമായി Also Read സ്വാതന്ത്ര്യത്തിന്റ അമൃത് മഹോത്സവം: പ്രധാനമന്ത്രിക്ക് കത്തെഴുതാം Previous articleഷെയ്ൻ നിഗം കബളിപ്പിക്കുകയായിരുന്നു; ആരോപണങ്ങൾക്കെതിരെ ജോബി ജോർജ് Next articleജോളിക്ക് നേരെ കൈയേറ്റ ശ്രമം; യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പിൽ കുറവ്; സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി; സന്ദീപിന്റെ സുഹൃത്തുക്കൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി; സന്ദീപിന്റെ സുഹൃത്തുക്കൾക്ക് സാധനങ്ങൾ നൽകിയാൽ പുള്ളിക്കണക്ക് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഇരുപത് വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ഒമൈക്രോൺ എവിടെ നിന്ന് വന്നു? വൈറസിന്റെ പുതിയ പതിപ്പിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളുടേ സംഗ്രഹം ഇതാ നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നവകാശപ്പെട്ടു തട്ടിപ്പുകാർ കൊണ്ടുനടന്ന 20 കിലോ തൂക്കമുള്ള ഗണേശവിഗ്രഹം ഈയത്തിൽ സ്വർണം പൂശി നിർമിച്ചത്; പഴക്കം ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി; ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു എന്താണ് നോറോ വൈറസ്? പ്രതിരോധ മാര്‍ഗങ്ങള്‍ എന്താണ് നിങ്ങളറിയേണ്ടത് കൊവിഡ്: വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും ആവശ്യമെങ്കില്‍ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം ഏഴാം തവണയും ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു ലയണല്‍ മെസി സ്ത്രീകള്‍ക്ക് മാത്രമായി ബിയര്‍ ഒരുക്കി പബ് കടലിലേക്ക് എണ്ണ ഒഴുകിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് മണം തിരിച്ചറിയാനുള്ള കഴിവ് എന്നന്നേക്കുമായി നഷ്ടപ്പെടുമോ? ഉത്തരവുമായി ശാസ്ത്രജ്ഞര്‍ മൂർഖനെ കുപ്പിയിലാക്കി സൂക്ഷിച്ചത് 11 ദിവസം, ഉത്രയുടെ ദേഹത്തിട്ടത് രാത്രി 12 മണി കഴിഞ്ഞെന്ന് സൂരജ്; അമ്മയെയും സഹോദരിയെയും സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി; സന്ദീപിന്റെ സുഹൃത്തുക്കൾക്ക് യോഗ്യത – ജനറല്‍ നഴ്സിംഗ്/ ബിഎസ്സി നഴ്സിംഗ്, ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്തു കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കേരളം നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കട്ടപ്പന നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒര്‍ജിനല്‍ പകര്‍പ്പ്, ഒരു ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് പുതിയ ഗോൾഡൻ ബോയ് അവാർഡ് ജേതാവ് പെദ്രിയെ സൈൻ ചെയ്യാൻ യൂറോപ്യൻ ഹെവിവെയ്റ്റ്‌സ് ബയേൺ മ്യൂണിക്ക് ഒരു വലിയ ട്രാൻസ്ഫർ ബിഡ് വെക്കുന്നതിന് തയ്യാറാക്കുന്നതായി റിപ്പോർട്ട്.18-കാരനായ സെൻസേഷൻ അടുത്തിടെ കാലാറ്റൻ ഭീമന്മാരുമായി 2026 വേനൽക്കാലം വരെ ഒരു ദീർഘകാല കരാർ ഒപ്പുവച്ചു, കൂടാതെ 1 ബില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്. ബയേൺ മ്യൂണിക്ക് റിലീസ് ക്ലോസ് പാലിക്കാൻ തയ്യാറാണെന്ന് മാത്രമല്ല, പെഡ്രിക്ക് നിലവിൽ നൗ ക്യാമ്പിൽ ലഭിക്കുന്നതിന്റെ നാലിരട്ടി പണം നൽകാനും തയ്യാറാണ്. റിപ്പോർട്ട് അനുസരിച്ച്, 18-കാരന് നിലവിൽ ആഴ്ചയിൽ ഏകദേശം 75,000- € 95,000 വേതനമായി ലഭിക്കുന്നു. ഒരു കൗമാര താരത്തിനെ സംബന്ധിച്ച് ഇതൊരു വലിയ തുക തന്നെയാണ്.കറ്റാലൻ ഭീമന്മാർ കുറഞ്ഞ വിലയ്ക്ക് പെദ്രിയെ വിട്ടുകൊടുക്കാൻ സാധ്യതയില്ലെങ്കിലും 1 ബില്യണിലധികം വരുന്ന അവരുടെ കടങ്ങൾ മൂലം അവരുടെ വിലപ്പെട്ട സ്വത്തായ യുവ താരത്തെ വിൽക്കാൻ അവരെ നിർബന്ധിച്ചേക്കാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരാനൊരുങ്ങി റയൽ… 2005ൽ ലയണൽ മെസ്സിക്ക് ശേഷം ഗോൾഡൻ ബോയ് പുരസ്‌കാരം നേടുന്ന ആദ്യ ബാഴ്‌സലോണ താരമായി പെഡ്രി.18-കാരനായ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ മറികടന്ന് പെഡ്രി ബഹുമതി നേടിയത്.ബെല്ലിംഗ്ഹാമിന്റെ 119 പോയിന്റുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പെയിൻകാരൻ ആകെ 318 പോയിന്റുകൾ നേടി. അവാർഡ് ജേതാവും റണ്ണർഅപ്പും തമ്മിലുള്ള പോയിന്റിലെ ഏറ്റവും വലിയ മാർജിനാണിത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്ക്കായി 52 തവണ കളിച്ച പെഡ്രി തന്റെ പ്രായത്തിലുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ അന്താരാഷ്ട്ര ഗെയിമുകൾ ഉൾപ്പെടെ, പെഡ്രി മൊത്തത്തിൽ 73 ഗെയിമുകൾ കളിച്ചു.2020 യൂറോയുടെ സെമിഫൈനലിലെത്തിയ സ്പെയിൻ ടീമിന്റെ അവിഭാജ്യ ഘടകവും 18 കാരനായിരുന്നു. ഒളിമ്പിക്സിലും താരം മികവാർന്ന പ്രകടനം കാഴ്ചവെച്ചു. പാകിസ്ഥാന്‍ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പാകിസ്ഥാന്‍ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക് സൈനികര്‍ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും അഭിനന്ദന്‍ ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ പാകിസ്ഥാന്‍ സൈനികര്‍ തന്നെ മാനസികമായി അവഹേളിച്ചതായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍. പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സൈനിക ഉദ്യോഗസ്ഥരോടാണ് അഭിനന്ദന്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. എന്നാല്‍ പാക് സൈനികര്‍ ശാരീരികമായി ഉപദ്രവിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also read: ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസറിന്റെ സഹോദരന്‍ പാക് പിടിയില്‍ നിന്ന് മോചിതനായ വിംഗ് കമാന്‍ഡറുടെ അനുഭവങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. പാകിസ്ഥാന്റെ വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെയായിരുന്നു വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക് മണ്ണില്‍ വീഴുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ അഭിനന്ദന്‍ ഇതിനെ ചെറുത്ത് നില്‍ക്കവേയാണ് പാക് സൈന്യം പിടികൂടുന്നതും കസ്റ്റഡിയില്‍ വെക്കുന്നതും. പിന്നീട് രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇദ്ദേഹത്തെ മോചിപ്പിക്കുന്നത്. അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം പാക് പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനായിരുന്നു പ്രഖ്യാപിച്ചത്. പാകിസ്ഥാന്‍ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ Covid Vaccine വാക്സിനെടുക്കുന്നവർക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും സൗജന്യ മൊബൈൽ ഫോണും; എടുക്കാത്തവർക്ക് കർശന വിലക്കുകൾ Farmers protest ഒരുവർഷം നീണ്ട കർഷകസമരം അവസാനിച്ചു; ഡൽഹി അതിർത്തിയിലെ സമരവേദിയിൽനിന്ന് നാളെ കർഷകർ പിൻവാങ്ങും ഒരാള്‍ക്ക് എത്ര മൊബൈല്‍ കണക്ഷനുകള്‍ ആകാം; നിരീക്ഷണം കടുപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം Lifetime Free Travel ബസില്‍ വെച്ച് ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് TSRTC CDS Bipin Rawath| വലിയ ശബ്ദം കേട്ടതോടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടോ എന്ന ചോദ്യം; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ Air Accidents മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കർ, താരങ്ങൾ തുടങ്ങി സേനാമേധാവി വരെ; ആകാശയാത്രയിൽ ജീവൻ നഷ്‌ടപ്പെട്ട പ്രമുഖർ CDS Bipin Rawath സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‌ വിട; സംസ്‌കാരം നാളെ; മൃതദേഹം ഡല്‍ഹിയിലെത്തിക്കും Bullet Train ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 ഓടെ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി Dead Man Returns| മരിച്ചെന്ന് കരുതി സംസ്‌കരിച്ചയാൾ മൂന്ന് മാസത്തിന് ശേഷം ജീവനോടെ വീട്ടിൽ Plus one Improvement Exam പ്ലസ് വൺ പരീക്ഷയെഴുതിയവർക്ക് ഇംപ്രൂവ്മെന്റിന് അവസരം: ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ് 2020ൽ സെല്‍ഫി 2021ൽ 'ബീസ്റ്റ് ഈ വർഷം ഏറ്റവും കൂടുതൽ റിട്വീറ്റ് ചെയ്യപ്പെട്ടത് വിജയ് യുടെ ട്വീറ്റ് Covid 19 സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ്; 4357 പേർ രോഗമുക്തരായി; മരണം 52 ഡ്രാഗൺസ് ഹെഡ് ഷോപ്പ് വെബ്സൈറ്റ് ഇപ്പോൾ ബഹുഭാഷയാണ് സ്നേഹവും ഭാഷയും, അതിനെക്കുറിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭാഷയിൽ ഞങ്ങളുടെ കാലുകളും ചിലപ്പോൾ മൂലകളുമുള്ള ഗ്ലാസ് സ്മോക്കിംഗ് പൈപ്പുകൾ നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഗ്ലാസ് സ്മോക്കിംഗ് പൈപ്പ് മേശപ്പുറത്ത് വച്ചിട്ടുണ്ടോ നിങ്ങളുടെ ബോംഗിനായി നിങ്ങളുടെ അഡാപ്റ്റർ വലുപ്പങ്ങൾ അറിയുക നിങ്ങളുടെ ജോയിന്റ്/കണക്റ്റർ വലുപ്പം അറിയുക 10mm, 14mm, 18mm എന്നിവയാണ് ഏറ്റവും സാധാരണമായ ബോംഗ് ജോയിന്റ് വലുപ്പങ്ങൾ എന്താണ് തിരിച്ചെത്തിയതെന്ന് നോക്കൂ ഗ്ലാസ് ഓയിൽ ബർണർ സ്മോക്കിംഗ് പൈപ്പ് വിശ്രമത്തോടെ വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഉപഭോക്താവിന്റെ പ്രിയപ്പെട്ട പുകവലി പൈപ്പ് തിരിച്ചെത്തി ഗ്ലാസ് ബബ്ലർ വിൽപ്പന തലയോട്ടി ശേഖരണം നിങ്ങളുടെ മുഖം ആഘോഷിക്കാൻ സമയമായി ഏറ്റവും പുതിയ വാർത്തകൾക്കും പ്രത്യേക ഓഫറുകൾക്കുമായി ഞങ്ങളുടെ വാർത്താക്കുറിപ്പിൽ സൈൻ അപ്പ് ചെയ്യുക. Home → എല്ലാ ഉൽപ്പന്നങ്ങളും → വെറും CBD എല്ലാ ഉൽപ്പന്നങ്ങളും വെറും cbd" എന്ന് ടാഗ് ചെയ്ത ഇനങ്ങൾ അടുക്കുക: ഫീച്ചർ ചെയ്ത മികച്ച വിൽപ്പന അക്ഷരമാലാക്രമത്തിൽ, AZ അക്ഷരമാലാക്രമത്തിൽ, ZA കുറഞ്ഞ, ഉയർന്ന നിരക്ക് ഉയർന്ന വില തീയതി, പഴയതിൽ നിന്ന് പുതിയത് തീയതി, പഴയതിൽ നിന്ന് പുതിയത് വെറും CBD ഫ്ലേവർഡ് ഗമ്മികൾ 500mg CBD ശേഖരം തീർന്നു പോയി വെറും CBD ഫ്ലേവർഡ് ഗമ്മികൾ 3000mg CBD ശേഖരം തീർന്നു പോയി വെറും CBD ഫ്ലേവർഡ് ഗമ്മികൾ 750mg CBD ശേഖരം തീർന്നു പോയി വെറും CBD വെഗൻ ഗമ്മീസ് 300mg CBD ശേഖരം തീർന്നു പോയി വെറും CBD ഒറിജിനൽ ഹണി സ്റ്റിക്കുകൾ 10mg CBD ശേഖരം തീർന്നു പോയി വെറും CBD ഫ്ലേവർഡ് ഹണി സ്റ്റിക്കുകൾ 10mg CBD ശേഖരം തീർന്നു പോയി വെറും CBD എനർജി ഫോർമുല 25mg CBD കാപ്സ്യൂളുകൾ 30 കാപ്സ്യൂളുകൾ ശേഖരം തീർന്നു പോയി വെറും CBD മൾട്ടിവിറ്റമിൻ ഫോർമുല 25mg CBD കാപ്സ്യൂൾസ് 30 കാപ്സ്യൂളുകൾ ശേഖരം തീർന്നു പോയി വെറും CBD ഈസ് അസ്വാസ്ഥ്യ ഫോർമുല 25mg CBD കാപ്സ്യൂൾസ് പാക്ക് ഓഫ് 2 ക്യാപ്സ്യൂളുകൾ ശേഖരം തീർന്നു പോയി വെറും CBD മൾട്ടിവിറ്റമിൻ ഫോർമുല 25mg CBD കാപ്സ്യൂൾസ് പാക്ക് ഓഫ് 2 ക്യാപ്സ്യൂളുകൾ ശേഖരം തീർന്നു പോയി വെറും CBD സിഗ്നേച്ചർ CBD കാട്രിഡ്ജുകൾ 200mg CBD 1ml ശേഖരം തീർന്നു പോയി പകർപ്പവകാശം © 2021 ഡ്രാഗൺസ് ഹെഡ് ഷോപ്പ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ജെറ്റ് ലൈറ്റർ യുകെ പ്രൊഫസർ ലൈറ്റേഴ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) നിങ്ങളുടെ കൈയ്യിൽ നല്ല വലിപ്പവും അതുപോലെ ധാരാളം ഇന്ധനവും അടങ്ങിയിരിക്കുന്നു, ഓരോ തവണയും തീപിടിക്കുന്നു, തീജ്വാല ക്രമീകരിക്കാനും നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് നയിക്കാനും എളുപ്പമാണ്. ശുപാർശ ചെയ്ത! ഗ്ലാസ് ഓയിൽ ബർണർ ഇരട്ട ബബിൾ ഫിൽട്ടർ ബോംഗ് ടോപ്പർ വാട്ടർ പൈപ്പ് 10 എംഎം ആൺ ഈ വീ ഡബിൾ ബബ്ലർ കിട്ടി, കാരണം അത് വളരെ രസകരമായി കാണപ്പെട്ടു, എനിക്ക് സന്തോഷവാനല്ല. ഇത് നന്നായി പ്രവർത്തിക്കുന്നു, എല്ലാം വളരെ വലുതല്ല. ഈ വാങ്ങലിൽ തീർച്ചയായും സന്തോഷമുണ്ട്, മാത്രമല്ല എല്ലായ്‌പ്പോഴും എന്നപോലെ അവരുടെ മികച്ച സേവനത്തിന് ഡ്രാഗൺസ് ഹെഡ് ഷോപ്പിനെ കുറ്റപ്പെടുത്താൻ കഴിയില്ല റീസൈക്ലർ ഓയിൽ ബർണർ വാട്ടർ പൈപ്പ് ഡാബ് റിഗ് ഉപയോഗിച്ച് ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് വാട്ടർ ബോംഗ്സ് സൈമൺ ഡബ്ല്യു മെൽട്ടൺ മൗബ്രേ, ജിബി) ഉപയോഗിക്കാൻ എളുപ്പമുള്ള വെബ്‌സൈറ്റ്, നല്ല വിലയുള്ള ഇനം, പെട്ടെന്നുള്ള ഡെലിവറി, അതിന്റെ ഗുണനിലവാരത്തിലും ഉപയോഗക്ഷമതയിലും സന്തോഷത്തോടെ ആശ്ചര്യപ്പെടുന്നു. നന്ദി! ഏകദേശം 2 ആഴ്ച മുമ്പ് ഞാൻ ഈ വാപ്പ് വാങ്ങി. ഞാൻ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുകയും വാപ്പിംഗ് ഇഷ്ടപ്പെടുകയും ചെയ്തു. അതിനാൽ ഡ്രാഗണുകൾക്ക് ശുപാർശ ചെയ്തതിന് ശേഷം എന്റെ ഒരു സുഹൃത്തിനെ ഞാൻ അക്രിഫോക്സ് വാങ്ങി. ഇത് ശരിക്കും ദൃഢമായി തോന്നുന്നു, മികച്ചതായി തോന്നുന്നു പാനൽ കാണാനും ക്രമീകരിക്കാനും എളുപ്പമാണ്:) ഞാൻ അത് എന്നോടൊപ്പം കൊണ്ടുപോകില്ലെന്ന് എനിക്ക് റിസർവേഷൻ ഉണ്ടായിരുന്നു, അത് എല്ലായിടത്തും എന്നോടൊപ്പം കൊണ്ടുപോകുമ്പോൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു. സാധ്യമായ ഒരു പോരായ്മ ഭാരം ആണെന്ന് ഞാൻ കരുതുന്നു. എന്റെ പോക്കറ്റിലും മറ്റും ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ ചില ആളുകൾക്ക് ഇത് ഒരു പ്രശ്‌നമാകാം. എല്ലാം പറഞ്ഞിട്ടും ചെയ്തുകഴിഞ്ഞാലും, ഈ വേപ്പും ഡ്രാഗണുകളും 100% ഞാൻ ശുപാർശ ചെയ്യുന്നു ഒരു മുഴുവൻ സമയ വാപ്പിലേക്ക് മാറാൻ ഇത് എന്നെ സഹായിച്ചു, അതിന്റെ ഫലമായി എന്റെ പുകവലി ഏതാണ്ട് നിലവിലില്ല നന്ദി, ബ്രണ്ടൻ. അത് ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗ്ലാസ് ഓയിൽ ബർണർ പൈപ്പ് സ്മോക്കിംഗ് പൈപ്പ് 100 മില്ലീമീറ്റർ നീളം- പ്രീ -പാൻഡെമിക് വിലകൾ നല്ല പൈപ്പ്. ഞാൻ പ്രതീക്ഷിച്ചതിലും ചെറുതാണ്, പക്ഷേ അത് വളരെ പോർട്ടബിൾ ആക്കുന്നു. നന്നായി പ്രവർത്തിക്കുന്നു. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും. യോഹന്നാൻ 7:38 നാം സകലവിധങ്ങളിലും അനുഗൃഹീതരായി ജീവിക്കണമെന്ന് സ്നേഹവാനായ നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു. നമ്മുടെ ദേഹം ദേഹി ആത്മാവിൽ സൌഖ്യം നൽകുവാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ എല്ലാ ആവശ്യങ്ങളും കർത്താവ് നിറവേറ്റിത്തരും. ജലത്താൽ നിറഞ്ഞിരിക്കുന്ന ദൈവത്തിന്റെ നദിയിൽനിന്നും നാം സമൃദ്ധിയായ അനുഗ്രഹങ്ങൾ പ്രാപിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. സങ്കീർത്തനങ്ങൾ 65:9,10 വാക്യങ്ങൾ ഇപ്രകാരം പറയുന്നു: ‘‘നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ ഈ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചു നിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.’’ നമ്മെക്കുറിച്ചുള്ള കർത്താവിന്റെ കരുതൽ നമുക്ക് ഈ വാക്യങ്ങളിൽ കാണുവാൻ സാധിക്കും. നമ്മുടെ എല്ലാ ഭാരങ്ങളും ദൈവത്തിന്റെ പാദത്തിൽ നാം സമർപ്പിക്കുന്പോൾ, ദൈവം നമ്മെ കരുതുക മാത്രമല്ല, നമ്മുടെ ഭാരങ്ങൾ വഹിക്കുകയും ചെയ്യുന്നു. നാം സകലവിധങ്ങളിലും അനുഗൃഹീതരായി ജീവിക്കണമെന്നതാണ് ദൈവഹിതം. അതുകൊണ്ടാണ് ‘‘നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും’’ എന്ന് യെശയ്യാവു 58:11 -ൽ ദൈവം നമുക്ക് വാഗ്ദത്തം നൽകിയിരിക്കുന്നത്. മോശെ യിസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നടത്തിയപ്പോൾ വെള്ളം കിട്ടാതെ അവർക്ക് ദാഹിച്ചു. ‘ഞങ്ങൾ ദാഹിച്ച് മരിക്കേണ്ടതിനായാണോ നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നത്?’ എന്ന് അവർ മോശെക്കു വിരോധമായി പിറുപിറുത്തു. അപ്പോൾ യഹോവ മോശെയോടു: ‘‘ഞാൻ ഹോരേബിൽ നിന്റെ മുന്പാകെ പാറയുടെമേൽ നിൽക്കും; നീ പാറയെ അടിക്കേണം; ഉടനെ വെള്ളം അതിൽനിന്നും പുറപ്പെടും.’’ അതനുസരിച്ച് തന്റെ കൈയിലിരുന്ന വടികൊണ്ട് മോശെ പാറയെ അടിച്ചു. ഉടനെ തന്നെ അതിൽനിന്നും വെള്ളം പുറപ്പെട്ടു. അങ്ങനെ യിസ്രായേൽ മക്കളുടെ ദാഹം ശമിച്ചു (പുറപ്പാടു 17:5,6). നമ്മുടെ കർത്താവായ യേശുവാണ് നമ്മുടെ ശരണമായ ഉറപ്പുള്ള പാറ. നമുക്കാവശ്യമായതെല്ലാം നൽകുവാൻ അവൻ മതിയായവനാണ്. നമ്മെ രക്ഷിക്കുന്ന, സൌഖ്യമാക്കുന്ന ജീവജലത്തിന്റെ നദികൾ അവനിൽനിന്ന് പുറപ്പെടുന്നു. ‘‘കർത്താവേ, അങ്ങ് എന്റെ പാറയാകുന്നു. എന്നെ അനുഗ്രഹിക്കേണമേ’’ എന്ന് പ്രാർത്ഥിക്കുവിൻ. പ്രിയപ്പെട്ടവരേ, ഇന്ന് നിങ്ങളെയും അനുഗ്രഹിക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. ‘‘എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും’’ എന്ന് യോഹന്നാൻ 7:38 -ൽ കർത്താവ് പറയുന്നു. നിങ്ങളും ഈ അനുഭവം പ്രാപിക്കുന്പോൾ, ജീവജലത്തിന്റെ ഉറവകൾ നിങ്ങളുടെ ഹൃദയത്തിൽ നിന്നും പുറപ്പെടും. ഈ വാഗ്ദത്തത്തിൽ വിശ്വസിച്ചുകൊണ്ട്, ദാഹത്തോടുകൂടെ, ദൈവീകാനുഗ്രഹങ്ങൾക്കായി നിങ്ങൾ കർത്താവിനോട് പ്രാർത്ഥിക്കുക. വറ്റിപ്പോകാത്ത ഉറവയായ യേശു ക്രിസ്തു നിങ്ങൾക്കായി കാത്തിരിക്കുന്നു. കർത്തൃപാദത്തിൽ നിങ്ങളെ പൂർണ്ണമായും സമർപ്പിക്കുക. കർത്താവ് നിങ്ങളെ ഉയർത്തും. നിങ്ങളുടെ ഹൃദയത്തിലേയ്ക്ക് അവൻ ജീവജലം പകരും. അവൻ നിങ്ങളെ സൌഖ്യമാക്കും. അങ്ങ് ജീവജലത്തിന്റെ ഉറവയാകുന്നുവല്ലോ. കർത്താവേ, കർത്താവേ, എന്റെ ജീവിതം മുഴുവനും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അങ്ങയുടെ കൃപയാൽ എന്നെ നിറയ്ക്കേണമേ. എന്റെ നന്മകളെക്കുറിച്ച് കരുതലുള്ളവനായ അങ്ങയെ ഞാൻ സ്തുതിക്കുന്നു. കർത്താവേ, അങ്ങയിൽനിന്നും സകല അനുഗ്രഹങ്ങളും പ്രാപിച്ച് ഈ ലോകത്തിൽ സന്തോഷമായി ജീവിപ്പാൻ എനിക്ക് കൃപ നല്കേണമേ. അങ്ങയുടെ കൃപകൾക്കായി ഞാൻ യാചിക്കുന്നു. ഇന്ന് അങ്ങയുടെ പാദത്തിൽ എന്നെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു. അങ്ങയുടെ സകല അനുഗ്രഹങ്ങളാലും എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിറയ്ക്കേണമേ. എല്ലാ തിന്മകൾക്കും രോഗങ്ങൾക്കും ഞങ്ങളെ വിലക്കി കാത്തുകൊള്ളേണമേ. അങ്ങ് എന്റെ പ്രാർത്ഥനയ്ക്കുത്തരം നല്കുന്നതിനായി സ്തോത്രം! ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു. യെശയ്യാവ് 9:2 വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക. സൂചന ഇപ്പോൾ നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം മുമ്പ് തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം ചെ ചെറിയ തിരുത്ത്. രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രകോപന മുദ്രാവാക്യം ഉയർന്നതിനെത്തുടർന്നാണ് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. Purandeswari തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സഹായം സിപിഎമ്മിന് കിട്ടി;മുഖ്യമന്ത്രി മറുപടി പറയണം-ഡി.പുരന്ദേശ്വരി അട്ടപ്പാടിയിലെ ശിശു മരണത്തിലും പുരന്ദേശ്വരി സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചു. കേന്ദ്രം അട്ടപ്പാടിക്കായി തന്ന പണം എവിടെ പോയെന്ന് മുഖ്യമന്ത്രി പറയണമെന്നും പുരന്ദേശ്വരി ആവശ്യപ്പെട്ടു. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത് RSS| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാഴ്ചയായിട്ടും പ്രതികള്‍ കാണാമറയത്ത്, ഇരുട്ടില്‍തപ്പി പൊലീസ് കേസുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താനും തിരച്ചില്‍ തുടരുകയാണ്. Rss worker murder| എസ്ഡിപിഐ നിരോധിക്കണമെന്ന് ആര്‍എസ്എസ്; സഞ്ജിത്തിന്‍റ കൊലപാതകം എൻഐഎ ഏറ്റെടുക്കണമെന്നും ആവശ്യം സഞ്ജിത് കൊല്ലപ്പെട്ട് നാല് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യം ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ചത്. Sanjith Murder| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പിടികൂടാനാകാതെ പൊലീസ് ഒരു പ്രതിയുടെ രേഖാചിത്രം ഇന്ന് പുറത്തുവിടും. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതിനായി കൂടുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്യും. RSS worker murder| സഞ്ജിത്തിന്‍റെ കൊലപാതകം; എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി, പ്രതികളെ കണ്ടാലറിയാമെന്ന് ഭാര്യ പട്ടാപ്പകൽ നടുറോടിൽ ഭാര്യയുടെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കണ്ടെത്താനാവാത്തതിൽ സർക്കാരിനെതിരെ സമ്മർദ്ദം കടുപ്പിക്കുകയാണ് ബിജെപി. പാലക്കാട്ടെ RSS പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്കായി ഊർജിത അന്വേഷണം;CCTV ദൃശ്യങ്ങൾ ശേഖരിക്കുന്നു പ്രതികള്‍ സഞ്ചരിച്ച വാഹനം വാളയാര്‍ തൃശ്ശൂര്‍ ഹൈവേയില്‍ പ്രവേശിച്ചെന്ന് വ്യക്തമായതിനാല്‍ ഹൈവേ കേന്ദ്രീകരിച്ച് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍, നെടുന്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. പ്രതികള്‍ വാഹനം ഉപേക്ഷിച്ചു പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വെള്ള മാരുതി കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉപയോഗിച്ച കാറിന്‍റെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട് ആർഎസ്എസ് പ്രവർത്തകന്റെ വധം: രക്തം കണ്ട 56കാരൻ കുഴഞ്ഞുവീണ് മരിച്ചു; ആരോപണം നിഷേധിച്ച് എസ്‌ഡിപിഐ മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിതി (27) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ നാലംഗ സംഘമെന്ന് നിഗമനം. ഇതിനിടെ രക്തം കണ്ട 56കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊലപാതകത്തിൽ പങ്കില്ലെന്ന് എസ്‌ഡിപിഐ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു: പിന്നിൽ എസ്.ഡി.പി.ഐയെന്ന് ബിജെപി, മലമ്പുഴയിൽ ഇന്ന് ഹർത്താൽ ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എസ്ഡിപിഐ കൊലപാതക ശ്രമം; ഒരാള്‍ക്ക് കുത്തേറ്റു സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്ഡിപി ഐ പ്രവര്‍ത്തകര്‍ പിടിയിലായി. ഷമീര്‍, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ക്കെതിരായ സിപിഐഎം നടപടി വിവാദത്തിലേക്ക് പത്തനംതിട്ട ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ വിഭാഗീയത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് നഗരസഭ കൗൺസിലറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ വി ജോൺസണെതിരെ സി പി എം നടപടിയെടുത്തത്. 'സിപിഎം എസ്ഡിപിഐയുമായി ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ല നിലപാടിലുറച്ച് വി എൻ വാസവൻ ബിജെപി എന്നും തെറ്റായ ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. എൽഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണച്ചത് സിപിഎം ആവശ്യപ്പെട്ടിട്ടല്ലെന്നും വാസവൻ പറയുന്നു. ഈരാറ്റുപേട്ടയിൽ യുഡിഎഫ് ഭരണം അവസാനിച്ചു; എൽഡിഎഫിന്റെ അവിശ്വാസത്തിന് എസ്‌ഡിപിഐ പിന്തുണ യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു Union Coop നറുക്കെടുപ്പിലെ 102 വിജയികളെ യൂണിയന്‍ കോപ് പ്രഖ്യാപിച്ചു Non-veg food ആളുകൾ ഇഷ്ടമുള്ളത് കഴിക്കുന്നത് നിങ്ങൾക്കെങ്ങനെ തടയാനാകും? ചോദ്യവുമായി ഗുജറാത്ത് ഹൈക്കോടതി Farmers Protest: സമ്മർദ്ദങ്ങളെ അതിജീവിച്ച സമരയാത്ര, കരുത്തായത് സംഘടനകൾക്കിടയിലെ ഐക്യം Helicopter crash നോവായി മലയാളി സൈനികന്‍ പ്രദീപ്; മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും Ban For Eating Beef ബീഫ് കഴിച്ചതിന് ഇടുക്കിയിൽ 24 യുവാക്കളെ ഊരുവിലക്കി; സ്പെഷ്യൽബ്രാഞ്ച് അന്വേഷണം Omicron ഒമിക്രോണ്‍'ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന Vmoto 90 കിമീ റേഞ്ചുമായി വിമോട്ടോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുങ്ങുന്നു Hyundai ഇന്ത്യക്കായി ആറ് ഇലക്ട്രിക്ക് വാഹനങ്ങള്‍; പുതിയ പദ്ധതിയുമായി ഹ്യുണ്ടായ് Helicopter Crash കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ അന്വേഷണം പ്രഖ്യാപിച്ചു General Bipin Rawat: ഹെലികോപ്റ്റർ തകരുന്നതിന് അൽപ്പ സമയം മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത് Thalassery നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ പ്രകടനം നടത്തി ബിജെപി, സുരക്ഷ ശക്തമാക്കി Purandeswari തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സഹായം സിപിഎമ്മിന് കിട്ടി;മുഖ്യമന്ത്രി മറുപടി പറയണം-ഡി.പുരന്ദേശ്വരി RSS| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാഴ്ചയായിട്ടും പ്രതികള്‍ കാണാമറയത്ത്, ഇരുട്ടില്‍തപ്പി പൊലീസ് തൃശ്ശൂര്‍: പാര്‍ട്ടി ഓഫീസുകള്‍ പ്രധാന പ്രചാരണവേദികളാക്കി സി.പി.എം. കോവിഡ് വ്യാപന സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രചാരണ പരീക്ഷണങ്ങള്‍ വേണ്ടിവരുമെന്ന് മുന്‍കൂട്ടിക്കണ്ട് മാസങ്ങള്‍ക്കുമുമ്പുതന്നെ സി.പി.എം. നേതൃത്വം നീക്കങ്ങളാരംഭിച്ചിരുന്നു. കോവിഡ് കാലത്ത് തുണയായ സാമൂഹികമാധ്യമങ്ങള്‍തന്നെയാണ് ഇത്തവണ സി.പി.എം. പ്രധാന പ്രചാരണമാര്‍ഗമാക്കുന്നത്. ജില്ലാതലത്തില്‍ മുന്‍ എം.പി. പി.കെ. ബിജുവിനാണ് സാമൂഹികമാധ്യമരംഗത്തിന്റെ ചുമതല. ജില്ലയിലെ എല്ലാ ഏരിയാ കമ്മിറ്റി ഓഫീസുകളിലെയും ഒരു മുറി സ്റ്റുഡിയോ ആക്കി മാറ്റി. ചില ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ അവതരിപ്പിക്കുന്നവയും പ്രദേശത്ത് നടക്കുന്നതുമായ പരിപാടികള്‍ തത്സമയം അണികളിലേക്കെത്തുന്നു. പ്രദേശത്തെ മികച്ച കര്‍ഷകനെ പരിചയപ്പെടുത്തുന്ന കൃഷിയിടം, കുട്ടികളുടെ കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍, സിനിമ, നാടകം, വികസനപദ്ധതികള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി ഓരോദിവസവും വ്യത്യസ്തമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഈ സ്റ്റുഡിയോകള്‍ പ്രധാന പ്രചാരണവേദികളായി മാറും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ പ്രചാരണരംഗത്ത് ഏറെ നിയന്ത്രണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വീടുകള്‍ കയറിയുള്ള പ്രചാരണവും കുടുംബയോഗങ്ങളും നോട്ടീസ് വിതരണവും മുന്‍ തിരഞ്ഞെടുപ്പിലേതുപോലെ നടത്താന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ ചുവടുമാറ്റം. ആശയപ്രചാരണങ്ങള്‍ക്ക് ബൂത്തുതലം മുതല്‍ ജില്ലാതലം വരെ വാട്സ്ആപ്പ് ഗ്രൂപ്പുകളും നേരത്തേ മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. അണികള്‍ക്ക് കൂടുതല്‍ ഓണ്‍ലൈന്‍ സാക്ഷരത നേടിക്കൊടുക്കാം എന്ന ലക്ഷ്യവും മുന്നൊരുക്കങ്ങള്‍ക്ക് പിന്നിലുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കൈകാര്യംചെയ്യാന്‍ ഈ മേഖലയിലെ പരിചയസമ്പന്നരെതന്നെയാണ് സി.പി.എം. തിരഞ്ഞെടുത്തിരിക്കുന്നത്. പോസ്റ്റുകളും ചര്‍ച്ചകളും സൂക്ഷ്മമായി നിരീക്ഷിക്കാനും ആളുകളുണ്ട്. ഭാഷ, ഉള്ളടക്കം തുടങ്ങിയവയെല്ലാം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇരുപത്തിമൂന്നാം വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ്; പ്രതീക്ഷകള്‍ പങ്കുവച്ച് സുഗന്ധഗിരിയുടെ മകള്‍ റാന്നിയില്‍ എല്‍.ഡി.എഫ്. അംഗവും ബി.ജെ.പി.യും തമ്മില്‍ നേരത്തെ ധാരണയിലെത്തി; രേഖകള്‍ പുറത്ത് വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. അത്രയ്ക്കുണ്ട് ഒരു വോട്ടിന്റെ വില, ഒറ്റവോട്ടിന് തോറ്റവര്‍ തൃശൂര്‍ കോര്‍പറേഷനും ഇടതിന്; യു.ഡി.എഫ്. വിമതന്‍ മേയറാകാന്‍ സാധ്യത അരിമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയം ഇനി ചരിത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം തുടരാനായില്ല; തൃശ്ശൂരില്‍ യു.ഡി.എഫിന് തിരിച്ചടി മാറ്റിനി ഇന്ന് പൃഥ്വിരാജ് ഉൽഘാടനം ചെയ്യും മാറ്റിനി ഇന്ന് പൃഥ്വിരാജ് ഉൽഘാടനം ചെയ്യും  ’മാറ്റിനി എന്ന ഒ.ടി.ടി പ്ളാറ്റ് ഫോമിന്റെ ഉദ്ഘാടനം ഇന്ന് പൃഥ്വിരാജ് നിർവഹിക്കും.പ്രോജക്ട് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും ചേർന്ന് ആരംഭിക്കുന്നതാന് ഈ ഒ ടി ടി പ്ലാറ്റഫോം . പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും സാങ്കേതികപ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്‌സീരിസുകൾ, സിനിമകൾ, ഹൃസ്വചിത്രങ്ങൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും ആദ്യ  ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തനം.  അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡീഷനുകളും നേരിട്ട് ഈ പ്ലാറ്റ്‌ഫോമിലൂടെ നടത്താൻ അവസരമൊരുക്കും. മാറ്റിനിയുടെ  നിർമ്മാണ പ്രോജക്ടുകൾ കൂടാതെ, നിരവധി ഒഡീഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ ഡാറ്റാ ബേസുകൾ ലഭ്യമാക്കുന്ന/ഓപ്പൺ ആയിരിക്കുന്ന ഒരു ടാലന്റ് പൂൾ ആയിട്ടായിരിക്കും മാറ്റിനി പ്രവർത്തിക്കുക. ഒപ്പം താല്പര്യമുള്ള ആർക്കും വ്യത്യസ്ത ലൊക്കേഷനുകൾ, കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ, ഉപകരണങ്ങൾ, പരിശീലനം സിദ്ധിച്ച പക്ഷി മൃഗാദികൾ, വാഹനങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്റ്റർ ചെയ്ത് വാടകയ്ക്കുനൽകി വരുമാനവും നേടാം. സിപിഎം പാർട്ടി കോൺഗ്രസ് അടുത്ത ഫെബ്രുവരിയിൽ; ബ്രാഞ്ച് സമ്മേളനത്തിന് ജൂലായിൽ തുടക്കം Samakalika Malayalam സിപിഎം പാർട്ടി കോൺഗ്രസ് അടുത്ത ഫെബ്രുവരിയിൽ; ബ്രാഞ്ച് സമ്മേളനത്തിന് ജൂലായിൽ തുടക്കം ന്യൂ‍ഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് അടുത്തവർഷം ഫെബ്രുവരിയിൽ. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ജൂലായ് ആദ്യ ആഴ്ച തുടക്കമാകുമെന്ന് പാർട്ടി കേന്ദ്രകമ്മറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി കോൺഗ്രസ് വേദി സംബന്ധിച്ച് തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ പാർട്ടി കോൺഗ്രസ് ഹൈദരബാദിൽവച്ചായിരുന്നു. 23ാം പാർട്ടി കോൺഗ്രസ് 2021 ഏപ്രിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്. കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതും സമ്മേളനം നീട്ടിവെക്കാൻ വെക്കാൻ കാരണമായി. കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കന്യാസ്ത്രീകളുടെ ഗൗൺ, തല മറച്ചിട്ടുണ്ട്; സെമിത്തേരിയിൽ അസ്ഥികൂടത്തിനൊപ്പം നൃത്തം ചെയ്ത് സ്ത്രീ, വൈറലായി ചിത്രങ്ങൾ വീട്ടിലേക്ക് കയറിയപ്പോള്‍ അകത്തുനിന്ന് പാഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്, ഓടി രക്ഷപ്പെട്ട് യുവാവ് വീഡിയോ കടയില്‍ എലിക്ക് പിന്നാലെ മൂര്‍ഖന്‍ പാമ്പ്, പുറത്തേയ്ക്ക് ഓടി യുവാവ്- വീഡിയോ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ് അഞ്ച് മക്കളും ചത്തു; ഒറ്റപ്പെട്ട ജീവിതം; ടാങ്കിൽ തലയിടിച്ച് തിമിംഗലം; നൊമ്പരക്കാഴ്ചയായി 'കിസ്ക വീഡിയോ) കൊട്ടാരക്കര: ഐ പി സി ബേർശേബ സഭാംഗം പുലമൺ ശോഭന വിലാസത്തിൽ തങ്കച്ചൻ യോഹന്നാന്റെ സഹധർമ്മിണി കുഞ്ഞമ്മ തങ്കച്ചൻ (72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ‘മനുഷ്യസമുദായത്തെ നന്നാക്കുവാൻ വളരെപ്പേർ ഓടിനടക്കുന്നുണ്ട്. സ്വയം നന്നാകാൻ ഒരുക്കമില്ല.’ ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകളാണ് മെയിന്‍റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ബിൽ 2019 എന്നു കേട്ടപ്പോൾ ഓർമ വന്നത്. ഒരു നിയമംകൊണ്ടു മാത്രം സ്നേഹത്തിനു വിലയിടാനാകുമോ? അഥവാ ക്രൂരത കാണിക്കുന്നവർക്ക് പതിനായിരം രൂപ പിഴയും ആറു മാസം തടവും ഒരു പ്രശ്നമാകാനിടയുണ്ടോ? അല്ലെങ്കിൽതന്നെ നിയമത്തിന്‍റെ പിൻബലത്തിൽ ലഭിക്കുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്ക് സംതൃപ്തിയുടെ സായൂജ്യം വച്ചുനീട്ടാനാകുമോ? വൃദ്ധർക്കു പരിഗണന നൽകേണ്ട യുവത്വത്തിന് വാർധക്യം അന്യമാണോ? ഇന്നത്തെ മക്കളുടെ ജീവന്‍റെ കാവലിരിപ്പുകാരായിരുന്ന മാതാപിതാക്കൾക്ക് കഞ്ഞി കിട്ടണമെങ്കിൽ പാർലമെന്‍റും കോടതിയും പറയണമെന്നു വരുന്നത് യുവത്ക്ക് ഭൂഷണമാണോ? വയ്യാത്തവരെയും വാർധക്യത്തിലെത്തിയവരെയും ശുശ്രൂഷിക്കേണ്ടത് ആരോഗ്യമുള്ളവരുടെ കടമയാണെന്ന ബോധ്യം ഉണ്ടാകണം. ഇതിനുതക്ക ബോധ്യവും മാതൃകയും നിലപാടുകളും ഉണ്ടാവണം. എന്നു മുതലാണ് നാം മാതാപിതാക്കളെയും വൃദ്ധജനങ്ങളെയും അലോസര കണ്ണുകളോടുകൂടി കാണാൻ തുടങ്ങിയതെന്ന് ഓർക്കുന്നതു നല്ലതാണ്. കൂട്ടുകുടുംബവും കൂട്ടുത്തരവാദിത്വവും പടിയിറങ്ങിയപ്പോൾ അണുകുടുംബവും സ്വാർഥതയും പടികയറിവന്നു. ഞാൻ മാത്രമുള്ള ലോകം സ്വന്തം വിരൽത്തുന്പിൽ വളരാൻ തുടങ്ങി. പിടിച്ചുനിൽക്കാൻ ആരെയും പടിക്കു പുറത്തു നിർത്തുന്ന മത്സരത്തിൽ വയോധികർ ഇരകളായി മാറി. മാതാപിതാക്കളുടെ തേങ്ങലുകൾ അങ്ങിങ്ങ് കണ്ണീർ വീഴ്ത്തുന്പോൾ നിയമസംഹിതയുടെ പുതിയ ബിൽ സാന്ത്വനമാകുമോ? ജീവനാംശത്തിന്‍റെ ധാരാളിത്തത്തെക്കാൾ ഉറ്റവരുടെയും ഉടയവരുടെയും മക്കളുടെയും ഒരു സ്നേഹസ്പർശമാണ് മുതിർന്നവർക്ക് അനുഭവവേദ്യമാകേണ്ടത്. വിദ്യാലയം വെറുമൊരു അക്ഷരശാലയല്ല. സകല പാഠങ്ങളുടെയും രത്നച്ചുരുക്കം സന്മാർഗശാസ്ത്രത്തിലൊതുക്കണം. ഏതു പഠനവും തൊഴിലധിഷ്ഠിതമെന്നതിനെക്കാൾ തോളോടു തോൾ ചേർന്നുനിൽക്കുന്ന മനുഷ്യത്വത്തിലൂന്നണം. തൊഴിലും പണവും തേടിയുള്ള ഓട്ടത്തിൽ പാർശ്വവത്കരിക്കപ്പെടുന്ന വാർധക്യം അവഗണിക്കപ്പെടാതിരിക്കണമെങ്കിൽ കുടുംബാന്തരീക്ഷവും ക്ലാസുമുറികളിൽ ചർച്ചചെയ്യപ്പെടണം. അവരിലെ കരുണയുടെ വികാരത്തെ ഉദ്ദീപിപ്പിക്കാൻ പഠനമുറികൾക്കു കഴിയണം. നന്മ ചെയ്യാനും കുടുംബത്തിനു താങ്ങാകാനും പഠനം ക്രമീകരിക്കപ്പെടണം. നമ്മുടെ വീടുകൾ അപ്പനും അമ്മയും കുട്ടികളുമടങ്ങുന്ന വെറും പക്ഷിക്കൂടുകൾക്കു സമാനമാകരുത്. മുത്തച്ഛനും മുത്തശ്ശിയും പേരക്കിടാങ്ങളുമൊക്കെ വേണം. സ്നേഹമെന്നതിന് ആഴവും പരപ്പും വിശാലതയുമൊന്നും അളവുകോലല്ല. നിസീമമായ സ്നേഹത്തിനു കോടതിയുടെ അനുവാദവും പ്രശ്നമല്ല. വീട്ടിലും മനുഷ്യത്വമാണു വേരൂന്നേണ്ടത്. കോടതിയും പാർലമെന്‍റും പറയുന്ന വൃദ്ധ പരിപാലനം വെറും യാന്ത്രികമോ മനുഷ്വത്വഹീനമോ ആണ്. മൃഗപരിപാലനവും നിയമങ്ങളും ശക്തമാക്കുന്നതുപോലെയാണോ മനുഷ്യർക്കിടയിലെ കൂട്ടായ്മ? ചരിത്രവും ശാസ്ത്രവും ഭൂമിശാസ്ത്രവും പുസ്തകത്താളിൽനിന്നു കാണാപാഠം പഠിക്കാൻ മക്കളെ നിർബന്ധിക്കുന്ന വീടുകളിൽ എന്തേ മാതാപിതാക്കൾ തങ്ങൾ വന്ന വഴിയും വളർന്ന രീതിയും തങ്ങളുടെ മാതാപിതാക്കളുടെ സഹനവും മക്കൾക്കു പറഞ്ഞുകൊടുക്കാൻ മടിക്കുന്നത്? നാമെന്താണു മക്കളിലേക്കു പകർന്നു നൽകുന്നതെന്ന് സമൂഹം പഠനത്തിനു വിധേയമാക്കണം. ഇന്നത്തെ ചിന്താധാരയിൽ നാളെ എന്നൊന്നില്ല. ഇന്നു മാത്രമുള്ള ലോകത്ത് തച്ചുടച്ചും തകിടം മറിച്ചും തനിക്കു മാത്രം കെങ്കേമമായി ജീവിക്കണമെന്നാണു ചിന്ത. നിയമം കൊണ്ട് അല്പം കഞ്ഞിയും വറ്റും കിട്ടിയാലും ജീവിതം സന്തോഷപൂർണമാകില്ല. മക്കളുടെ പരിചരണവും സാമീപ്യവും ഉള്ളു നിറഞ്ഞതാകുന്പോൾ നിയമം സ്നേഹത്തെ അനുശാസിക്കേണ്ടിവരില്ല. വാർധക്യത്തെ നിന്ദിക്കുന്നവർ ചിന്തിക്കുക, നിങ്ങൾക്കും ഒരു വാർധക്യം ഉണ്ടെന്നും നിങ്ങളെ നിരീക്ഷിക്കുന്ന കുഞ്ഞുമക്കൾ ഉണ്ടെന്നും. പഴുത്തയില പൊഴിയുന്പോൾ പച്ചില ചിരിക്കുന്നെങ്കിൽ അതു വെറും മണ്ടൻചിരിയെന്നേ പറയേണ്ടൂ. വിവാഹ രജിസ്ട്രേഷൻ ബില്ലിന്‍റെ ഉദ്ദേശ‍്യശുദ്ധി സംശയാസ്പദം കേരള ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിനെക്കുറിച്ച് റവ. ഡോ. ജോർജ് തെക്കേക്കര എഴുതിയ വിശദമായ പഠനം ശ്രദ്ധേയമായി. വിവാഹത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്താനു കോവിഡ് മഹാമാരിക്കാലത്ത് ജനത്തിന് "സമ്മാന'മായി കേന്ദ്രം എക്സൈസ് തീരുവയിൽ വൻ വർധന വരുത്തി പെട്രോൾ വില 112 രൂപയിലെത്തിച്ചു. അതിനുശേഷം ദിവസങ്ങൾക്കുമുന്പിതാ പ്രകൃതിക്ഷോഭങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും പിന്നെ, ജനങ്ങളും! കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് പ്രകൃതിക്ഷോഭം. ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് മണ്ണിൽ പൊന്ന് വിളയിച്ചും വ്യാപാരം നടത്തിയും ജീവിക്കുന്നവരുടെ ഭവനങ്ങൾ ഇതുവരെ പലരും അടക്കം പറഞ്ഞിരുന്ന കാര്യമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ചില രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും തമിഴ്നാടിനുവേണ്ടി പ്രവർത്തിക്കുന്നുണ് കഴിഞ്ഞദിവസം അന്തരിച്ച കപ്പൂച്ചിൻ സഭയുടെ കോട്ടയം സെന്‍റ് ജോസഫ് പ്രൊവിൻസിലെ ഭരണങ്ങാനം അസീസി ആശ്രമാംഗമായ ഫാ. ജോർജ് ഉപ്പുപുറം എന്ന ജോർജുകുട്ടി അച്ചനെ വസ്തുനിഷ്ഠവും സ്വതന്ത്രവും സാമൂഹികപ്രതിബദ്ധതയുമുള്ള ഭയരഹിത മാധ്യമപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇത്തവണത്തെ നൊബേൽ സമാധാന പുരസ്കാരം. അന്വേഷണാത കുട്ടികൾക്കുള്ള വാക്സിനേഷൻ പൂർത്തിയാവുന്നതിനു മുന്പ് തിരക്കിട്ടു സ്കൂൾ തുറക്കുന്നതു ശരിയല്ല. ഓണ്‍ലൈനിൽ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള അനുവാദം പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ഒരു പൊതുതാത്‍പര്യ ഹര്‍ജി പരിഗണിക്കവേ, കേരള ഹൈക്കോടതി ജിഎസ്ടി കൗണ്‍സിലിനോട് ഇക്കാര്യത ആർഷഭാരത സംസ്കാരം എന്നും ഗുരുവിന് സമുന്നതസ്ഥാനം നൽകി ആദരിച്ചുപോരുന്നു. കേവലം വിഷയാധിഷ്ഠിത അറിവ് മാത്രമല്ല, ആത്മജ്ഞാനവും അപരജ്ഞാനവും അനുഭവത്തിന്‍റെവെ സത്യം പറഞ്ഞ ജൂറിക്കു നല്ല നമസ്കാരം! സഹകരണ വകുപ്പിൽ ഓഡിറ്റ് കാര‍്യക്ഷമമാക്കാൻ നിയമനിർമാണം വേണം സഹകരണ പ്രസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള വിശ്വാസത്തിന് ഏറ്റവും അടിസ്ഥാനഘടകം സർക്കാരിന് സഹകരണ സംഘങ്ങളിൽ ഉള്ള നിയന്ത്രണമാണ്. സഹകരണ വകുപ്പിന് ഇഡബ്ല‍്യുഎസ്: കേന്ദ്ര മാനദണ്ഡങ്ങൾ മലയാളികളെ പുറത്തുനിർത്തുന്നു മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനും കേന്ദ്രസർക്കാർ ഇഡബ്ല‍്യുഎസ് സംവരണം ഏർപ്പെടുത്തി വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണല്ലോ. എന്നാൽ കേരളത്തിൽനിന്നുള് കൈയാങ്കളി കേസ്: അക്രമം ഒരു പരിരക്ഷയാകില്ല ഇഡബ്ല‍്യുഎസ് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ എത്തുമ്പോൾ സീറോ മലബാർ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർട്ടിഫിക്കറ്റ് നിഷേധിക്ക ഡൽഹിയിൽ ദേവാലയം തകർത്തത് രാജ്യത്തുടനീളമുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പ്രദേശം മറ്റെല്ലാവർക്കും നിരുപാധി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചേംബറിൽ വച്ച് നട ത്തിയ ചർച്ചയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ വരുന്ന തപാലുകൾ ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിൽ ചെന്നെത്താത്തതു മൂലം പ്രസ്തുത തപാലിന്മേൽ നടപടി സ്വീകരിക്കാൻ കാല താമസം വരുന്നതായി നിരീക്ഷണം നടത്തിയിട്ടുണ്ട്. ആയതിനാൽ ടി വിഷയത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ എല്ലാ സെക്ഷനുകളും ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. 1) ഒരു സെക്ഷനിൽ ലഭിക്കുന്ന തപാലിൽ (ഓഫീസ് സെക്ഷനിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ ഏതെങ്കിലും വകുപ്പുകളിൽ നിന്നും കൈമാറി വരുന്നതോ ആയ തപാലിൽ) പ്രതിപാദിക്കുന്ന വിഷയം ആ വകുപ്പുമായി ബന്ധപ്പെട്ടതല്ലെങ്കിൽ വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്ക് തപാൽ അടിയന്തിരമായി കൈമാറേണ്ടതാണ്. 2) ഒന്നിലധികം സെക്ഷനുമായി ബന്ധപ്പെട്ട തപാൽ തപാലിൽ പ്രതിപാദിക്കുന്ന കൂടുതൽ വസ്തുത കൈകാര്യം ചെയ്യുന്ന സെക്ഷനിലേക്ക് കൈമാറേണ്ടതാണ്. 3) തപാലുകൾ കൈമാറുമ്പോൾ പ്രസ്തുത തപാൽ കൈമാറുന്നതിന്റെ വ്യക്തമായ കാരണവും ബന്ധപ്പെട്ട കുറിപ്പിൽ വ്യക്തമാക്കേണ്ടതാണ്. 4) സെക്രട്ടറിയേറ്റ് ആഫീസ് മാന്വലിലെ ചട്ടങ്ങൾക്കനുസൃതമായി തന്നെ തപാലുകൾ കൈമാറേണ്ടതാണ്. കേരളാ ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ടിന്റെ ഭാഗമായുള്ള 2014-15 വർഷത്തെ പെർഫോമൻസ് ഗ്രാന്റിനുള്ള ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും യോഗ്യത നിർണ്ണ യിക്കുന്നതിനു വേണ്ടി വാർഷിക പ്രവർത്തന വിലയിരുത്തൽ പെർഫോമൻസ് ഓഡിറ്റ് ടീമുകൾ മുഖാ ന്തിരം നടത്തുകയുണ്ടായി. വാർഷിക പ്രവർത്തന വിലയിരുത്തലുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തന ങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കുള്ള യാത്രപ്പടി നല്കുന്നതു സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 1. വാർഷിക പ്രവർത്തന വിലയിരുത്തൽ നടത്തിയ പെർഫോമൻസ് ഒറഡിറ്റ് ടീമുകളുടെ യാത്രപ്പടി കെ.എൽ.ജി.എസ്.ഡി.പി.യുടെ ഫണ്ടിൽ നിന്നും നൽകേണ്ടതാണ്. 2, ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ യാത്രാബത്ത സംബന്ധിച്ച ചെലവുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ വഹിക്കേണ്ടതാണ്. പ്രധാന ഉൽ‌പ്പന്നങ്ങളുടെ കാറ്റലോഗ്: 220 കെ‌വി, ലോവർ വോൾട്ടേജ് സിങ്ക് ഓക്സൈഡ് സർജ് അറസ്റ്റർ, ഇൻസുലേറ്റിംഗ് സ്വിച്ച്, ഡ്രോപ്പ് out ട്ട് ഫ്യൂസ്, ഇലക്ട്രിക് സബ്സ്റ്റേഷൻ ബസ്-ബാർ ട്യൂബ്, ഷെഡ് ബൂസ്റ്റർ, കേബിൾ ഷീറ്റ് വോൾട്ടേജ് ലിമിറ്ററുകൾ (ബോക്സ് മതിൽ ബഷിംഗ്, 110 കെ‌വി, ലോവർ വോൾട്ടേജ് പ്രീ ഫാബ്രിക്കേഷൻ, പൂർണ്ണ തണുപ്പ് ചുരുങ്ങാവുന്ന അല്ലെങ്കിൽ ചൂട് ചുരുക്കാവുന്ന കേബിൾ ആക്സസറികൾ, 500 കെവി, ലോവർ വോൾട്ടേജ് കോമ്പോസിറ്റ് ഇൻസുലേറ്റർ തുടങ്ങിയവ. വിവിധതരം വൈദ്യുത ഉൽ‌പന്നങ്ങൾ. ഡ്രോപ്പ് out ട്ട് ഫ്യൂസ് സീരീസ് ഉയർന്ന നിലവാരമുള്ള സർജ് പവർ മിന്നൽ അറസ്റ്റർ ഉയർന്ന നിലവാരമുള്ള ഉയർന്ന വോൾട്ടേജ് ഇൻസുലേറ്റിംഗ് സ്വിച്ച് ഉയർന്ന നിലവാരമുള്ള ടെൻഷൻ പോളിമർ സസ്പെൻഷൻ ഇൻസുലേറ്റർ ഡ്രോപ്പ് out ട്ട് കട്ട് out ട്ട് ഉയർന്ന വോൾട്ടേജ് കോമ്പൗണ്ട് ഫ്യൂസ് ചൂട് ചുരുക്കാവുന്ന സംരക്ഷണ കവർ ബസ് ബാർ ജോയിന്റ് ബോക്സ് മൊത്ത ചൈനീസ് ഉൽപ്പന്ന സംയോജിത ക്രോസ് ആർമ് ഇൻസുലേറ്റർ ക്രോസ് ആർമ് ഇൻസുലേറ്ററുകളുടെ മെറ്റീരിയലുകൾ പ്രധാനമായും ഇലക്ട്രിക് പോർസലൈൻ, സംയോജിത വസ്തുക്കൾ എന്നിവയാണ്. ഇലക്ട്രിക് പോർസലൈൻ ക്രോസ് ആർമ് ഇൻസുലേറ്റർ ഒരു വടിയുടെ ആകൃതിയിലുള്ള ഒരു പോർസലൈൻ കഷണമാണ്. വയർ പിന്തുണയ്ക്കാൻ ധ്രുവത്തിൽ ഇൻസ്റ്റാൾ ചെയ്യുക. നിലത്തെ ഇൻസുലേറ്റ് ചെയ്യുന്നതിനുള്ള ഒരു കണ്ടക്ടറായി ഇത് പ്രവർത്തിക്കുന്നു. ക്രോസ്-ആംസിന്റെ പങ്ക്. വോൾട്ടേജ് നില ഉയർന്നാൽ, ക്രോസ് ആർമ് ഇൻസുലേറ്ററിന്റെ മെക്കാനിക്കൽ ശക്തി ഉയർന്നതായിരിക്കണം. ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് കോമ്പോസിറ്റ് സ്‌ട്രെയിൻ പിൻ ഇൻസുലേറ്റർ ഒരു വയർ പിന്തുണയ്ക്കുന്നതോ താൽക്കാലികമായി നിർത്തുന്നതോ ടവറിനും വയറിനുമിടയിൽ വൈദ്യുത ഇൻസുലേഷൻ ഉണ്ടാക്കുന്ന ഘടകമാണ് പിൻ ഇൻസുലേറ്റർ. ഹൈ പ്രൊട്ടക്ഷൻ സിലിക്കൺ റബ്ബർ പോസ്റ്റ് കോമ്പോസിറ്റ് ഇൻസുലേറ്റർ ഗ്ലാസ് ഫൈബർ എപോക്സി റെസിൻ ഡ്രോയിംഗ് വടി, സിലിക്കൺ റബ്ബർ കുട പാവാട, സ്വർണ്ണ ഫിറ്റിംഗുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കോമ്പോസിറ്റ് പോസ്റ്റ് ഇൻസുലേറ്റർ. ഉയർന്ന നിലവാരമുള്ള ടെൻഷൻ പോളിമർ സസ്പെൻഷൻ ഇൻസുലേറ്റർ സസ്പെൻഷൻ ഇൻസുലേറ്ററുകൾ സാധാരണയായി ഇൻസുലേറ്റിംഗ് ഭാഗങ്ങൾ (പോർസലൈൻ ഭാഗങ്ങൾ, ഗ്ലാസ് ഭാഗങ്ങൾ മെറ്റൽ ആക്സസറികൾ (ഉരുക്ക് പാദങ്ങൾ, ഇരുമ്പ് തൊപ്പികൾ, ഫ്ളേഞ്ചുകൾ മുതലായവ) ഉപയോഗിച്ച് നിർമ്മിച്ചതാണ്. അവ സാധാരണയായി ബാഹ്യ ഇൻസുലേഷനിൽ പെടുകയും അന്തരീക്ഷ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകൾ, പവർ പ്ലാന്റുകൾ, സബ്സ്റ്റേഷനുകൾ, വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ബാഹ്യ തത്സമയ കണ്ടക്ടർമാർ ഇൻസുലേറ്ററുകൾ പിന്തുണയ്ക്കുകയും ഭൂമിയിൽ നിന്ന് ഇൻസുലേറ്റ് ചെയ്യുകയും (അല്ലെങ്കിൽ ഭൂഗർഭ വസ്തുക്കൾ) അല്ലെങ്കിൽ സാധ്യതയുള്ള മറ്റ് കണ്ടക്ടർമാർ വ്യത്യാസങ്ങൾ. എത്ര നാള്‍ നിങ്ങള്‍ കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ, ഒരു വാക്കും മിണ്ടാതെ, ഒരു നോട്ടവുമില്ലാതെ നടന്ന് പോകൂം? ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക. നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു: ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക കര്‍ഷക സമരത്തിന് പിന്‍തുണയായി അദാനി, അംബാനി ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക മോദിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയോടും അദാനിയോടും നേരിട്ട് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷകര്‍ നമുക്കും അംബാനിക്കും ഇടക്ക് മോഡി എന്തിനാണ് വരുന്നത് ഉപഭോഗം കുറക്കൂ, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങൂ. ജ്ഞാനോദയ രാജ്യമേ, ജൂലിയന്‍ അസാഞ്ചിനേയും, ചെല്‍സി മാനിങ്ങിനേയും, ഒല ബിനിയേയും സ്വതന്ത്രരാക്കൂ Hawaii യിലെ Mauna Loa Observatory ല്‍ നിന്ന് ലഭിക്കുന്ന അന്തരീക്ഷ CO2 ന്റെ ഇപ്പോഴത്തെ നില. 350 ppm ന് താഴെയാണ് CO2 ന്റെ സുരക്ഷിതമായ നില എന്ന് ഓര്‍ക്കുക. നിങ്ങളുടെ തലച്ചോറിനെ റീ-വയറിങ് ചെയ്യുന്നായി സൃഷ്ടിച്ച ടെലിവിഷനും സോഷ്യല്‍ മീഡിയയും കഴിയുന്നതും ഉപേക്ഷിക്കു അല്ലെങ്കില്‍ വിമര്‍ശനാത്മകമായി സമീപിക്കുക. മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍ പോര്‍ച്ചുഗല്‍ കര്‍ക്കരി നിലയം നിര്‍ത്തിയ നാലാമത്തെ രാജ്യമായി കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം രാമന്റെ അമ്പലം കൊണ്ട് വയറ് നിറയില്ല ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍ മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് ബാങ്കുകള്‍ ‘ആദ്യമായി’ തുറന്നുകൊടുത്തു സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ് ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍ മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത് എന്താണ് ലിബറലിസം അതാ… ല്‍ ഫാസിസം എന്നാൽ എന്ത് എന്താണ് ലിബറലിസം അതാ… ല്‍ സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്… എന്താണ് ലിബറലിസം അതാ… ല്‍ എന്താണ് കേവലവാദം വേര്‍പിരിയലിന്റെ മാന… ല്‍ മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങ… വേര്‍പിരിയലിന്റെ മാന… ല്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒ… സൈന്യത്തെ ഇല്ലാതാക്കുക. അറിവാണ് ശരിയായ പരിഹാരം ഈ ജനകീയ മാധ്യമ സംരംഭത്തിന്റെ നിലനില്‍പ്പിനായി എല്ലാ മാസവും 100 രൂപയില്‍ താഴെയുള്ള ഒരു ചെറിയ തുക ഈ അക്കൌണ്ടിലേക്ക് അയച്ചുതന്ന് താങ്കളും പങ്കാളിയാവൂ. നേരിടം മെയിലിങ് ലിസ്റ്റില്‍ അംഗമാകാന്‍. ഈ ലിങ്ക് സന്ദര്‍ശിക്കുക. റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്. ആധാറിനെക്കുറിച്ച് ഇൻഡ്യൻ പൗരൻമാരെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളുടെ ആധാര്‍ നമ്പരിടില്‍ ഉടന്‍ നിര്‍ത്തലാക്കുക. കള്ളവും, വെറുപ്പം അക്രമവും പ്രചരിപ്പിക്കാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ. വാട്ട്സാപ്പിലും മറ്റ് ആപ്പിലൂടെ പ്രചരിക്കുന്ന ധാരാളം വീഡിയോകള്‍ മനുഷ്യരെ മൃഗമാക്കുന്ന തരത്തിലാണ്. താങ്കളെ പോലുള്ള മാന്യാരയ വ്യക്തികള്‍ ആ തെമ്മാടി മാധ്യമങ്ങള്‍ക്ക് മാന്യതയുണ്ടാക്കാനായി അവയില്‍ എഴുതരുത്. സോഷ്യല്‍ മീഡിയ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ social control media ആണ്. …→ സ്ക്രീനിലൂടെ അക്രമം പ്രചരിപ്പിച്ച് അതില്‍ നിന്ന് ലാഭം കൊയ്യുന്നവരെ അതേ അക്രമം ആക്രമിച്ചപ്പോള്‍ വാവിട്ട് കരയുന്നവര്‍ ശ്രദ്ധിക്കുക – ഇത് നിങ്ങള്‍ തന്നെ വിതച്ച വിത്തുകളാണ്. സിനിമക്ക് പണം കൊടുക്കരുത്. കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന രാജ്യത്ത് സിനിമക്കാരന് അമിത പ്രാധാന്യം വേണ്ട. + സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം + പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു ഈ ബ്ലോഗ് പിന്തുടരാനും ഇമെയിൽ വഴി പുതിയ പോസ്റ്റുകളുടെ അറിയിപ്പുകൾ സ്വീകരിക്കാനും താങ്കളുടെ ഇമെയിൽ വിലാസം നൽകുക. ഇന്നിന്റെ നവഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ല, മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്: പ്രധാനമന്ത്രി നമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണ്; പാര അത്‌ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്: പ്രധാനമന്ത്രി കളിക്കാരിലേക്ക് എത്താനാണ് ഇന്നു രാജ്യം ശ്രമിക്കുന്നത്; ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു: പ്രധാനമന്ത്രി പ്രാദേശിക പ്രതിഭകളെ കണ്ടെത്താന്‍, ഖേലോ ഇന്ത്യ കേന്ദ്രങ്ങളുടെ എണ്ണം നിലവിലെ 360ല്‍ നിന്ന് 1000 ആയി ഉയര്‍ത്തും: പ്രധാനമന്ത്രി ഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണം; മുന്‍ തലമുറകളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കണം: പ്രധാനമന്ത്രി കായികതാരങ്ങളെ രാജ്യം വിശാലമനസ്സോടെ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി നിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ 'ടീം ഇന്ത്യ'യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളില ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര യുവജനകാര്യ, കായിക- വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, പാര-അത്ലറ്റുകളുടെ ആത്മവിശ്വാസത്തെയും ഇച്ഛാശക്തിയെയും ശ്ലാഘിച്ചു. പാരാലിമ്പിക് ഗെയിംസിലെ എക്കാലത്തെയും വലിയ സംഘത്തെ സജ്ജമാക്കുന്നതില്‍ അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിച്ചു. ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പാരാ അത്ലറ്റുകളുമായി സംവദിച്ചശേഷം അദ്ദേഹം പറഞ്ഞു. ഇന്നിന്റെ നവ ഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയമായാലും മെഡല്‍ നഷ്ടമായാലും അത്‌ലറ്റുകളുടെ പരിശ്രമങ്ങള്‍ക്കൊപ്പം രാജ്യം ഉറച്ചുനില്‍ക്കുന്നുവെന്ന് ഈയിടെ നടന്ന ഒളിമ്പിക്‌സിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ കായികക്ഷമതയ്‌ക്കൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോയതിന് അദ്ദേഹം പാര അത്‌ലറ്റുകളെ പ്രശംസിച്ചു. മത്സരപരിചയത്തിന്റെ അഭാവവും പുതിയ സ്ഥലത്തിന്റെയും പുതിയ ആളുകളുടെയും അന്താരാഷ്ട്ര ക്രമീകരണങ്ങളുടെയും കാര്യത്തിലുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദം പോലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിനായി, വര്‍ക്ക്‌ഷോപ്പും സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാറുകളും ഉള്‍പ്പെടുന്ന മൂന്നു സെഷനുകള്‍ സംഘടിപ്പിച്ചു. നമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണെന്നും പാര അത്‌ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ക്ക് എല്ലാ വിഭവങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മെഡലുകള്‍ നേടാന്‍ കഴിവുള്ള നിരവധി യുവ താരങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യം അവരിലേക്ക് എത്താന്‍ ശ്രമിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പ്രതിഭകളെ തിരിച്ചറിയുന്നതിനായി 360 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് 1000 കേന്ദ്രങ്ങളായി ഉയര്‍ത്തും. ഉപകരണങ്ങള്‍, മൈതാനങ്ങള്‍, മറ്റ് വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കായികതാരങ്ങള്‍ക്ക് ലഭ്യമാക്കും. രാജ്യം കായികതാരങ്ങളെ വിശാലമനസ്സോടെയാണ് പിന്തുണയ്ക്കുന്നത് ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം' വഴി രാജ്യം ആവശ്യമായ സൗകര്യങ്ങളും ലക്ഷ്യങ്ങളും ലഭ്യമാക്കി- പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് ഒരു കുട്ടിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവന്റെ കരിയര്‍ നഷ്ടമാകുമോ എന്ന രീതിയില്‍ മുന്‍ തലമുറയിലുണ്ടായിരുന്നവര്‍ക്കുണ്ടായിരുന്ന ഭയം ഒഴിവാക്കിയാല്‍ മാത്രമേ, കായികരംഗത്തു നാം മുന്‍പന്തിയിലെത്തൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ അരക്ഷിതാവസ്ഥ ഇല്ലാതാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത കായിക വിനോദങ്ങള്‍ക്കും ഒരു പുതിയ വ്യക്തിത്വം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ ഇംഫാലില്‍ കായികസര്‍വകലാശാല സ്ഥാപിക്കല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കായികമേഖലയ്ക്കുള്ള സ്ഥാനം, ഖേലോ ഇന്ത്യ സംവിധാനം എന്നിവ ആ ദിശയിലെ പ്രധാന ഘട്ടങ്ങളായി അദ്ദേഹം പരാമര്‍ശിച്ചു. കായിക താരങ്ങള്‍ ഏതിനത്തെയും പ്രതിനിധാനം ചെയ്യട്ടെ, അവര്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ സത്തയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കായിക താരങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ 'ടീം ഇന്ത്യ'യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും വ്യാപിക്കണം- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുമ്പ്, ദിവ്യാംഗര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് ക്ഷേമമായി കണക്കാക്കപ്പെട്ടിരുന്നു; ഇന്ന് രാജ്യം അതിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ദിവ്യാംഗര്‍ക്ക് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് 'ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശനിയമം' പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നത് സുഗമ്യ ഭാരത് കാമ്പയിന്‍' ഈ നവീനാശയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നൂറുകണക്കിന് ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിന്‍ കോച്ചുകള്‍, ആഭ്യന്തര വിമാനത്താവളങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ദിവ്യാംഗ സൗഹൃദമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആംഗ്യഭാഷയ്ക്കായുള്ള നിഘണ്ടു, എന്‍സിഇആര്‍ടിയുടെ ആംഗ്യഭാഷാ പരിഭാഷ തുടങ്ങിയ ശ്രമങ്ങള്‍ ജീവിതത്തെ മാറ്റിമറിക്കുകയും രാജ്യമെമ്പാടുമുള്ള നിരവധി പ്രതിഭകള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9 കായിക വിഭാഗങ്ങളില്‍ നിന്നുള്ള 54 പാര അത്‌ലറ്റുകളാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ടോക്കിയോയിലേക്ക് പോകുന്നത്. പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യയുടെ പാരാ അത്‌ലറ്റ് സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി ഇന്നിന്റെ നവഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ല, മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നത്: പ്രധാനമന്ത്രി നമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണ്; പാര അത്‌ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്: പ്രധാനമന്ത്രി കളിക്കാരിലേക്ക് എത്താനാണ് ഇന്നു രാജ്യം ശ്രമിക്കുന്നത്; ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു: പ്രധാനമന്ത്രി പ്രാദേശിക പ്രതിഭകളെ കണ്ടെത്താന്‍, ഖേലോ ഇന്ത്യ കേന്ദ്രങ്ങളുടെ എണ്ണം നിലവിലെ 360ല്‍ നിന്ന് 1000 ആയി ഉയര്‍ത്തും: പ്രധാനമന്ത്രി ഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണം; മുന്‍ തലമുറകളിലുണ്ടായിരുന്ന ഭയം ഇല്ലാതാക്കണം: പ്രധാനമന്ത്രി കായികതാരങ്ങളെ രാജ്യം വിശാലമനസ്സോടെ പിന്തുണയ്ക്കുന്നു: പ്രധാനമന്ത്രി നിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ 'ടീം ഇന്ത്യ'യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളില ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാര-അത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര യുവജനകാര്യ, കായിക- വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, പാര-അത്ലറ്റുകളുടെ ആത്മവിശ്വാസത്തെയും ഇച്ഛാശക്തിയെയും ശ്ലാഘിച്ചു. പാരാലിമ്പിക് ഗെയിംസിലെ എക്കാലത്തെയും വലിയ സംഘത്തെ സജ്ജമാക്കുന്നതില്‍ അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിച്ചു. ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പാരാ അത്ലറ്റുകളുമായി സംവദിച്ചശേഷം അദ്ദേഹം പറഞ്ഞു. ഇന്നിന്റെ നവ ഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയമായാലും മെഡല്‍ നഷ്ടമായാലും അത്‌ലറ്റുകളുടെ പരിശ്രമങ്ങള്‍ക്കൊപ്പം രാജ്യം ഉറച്ചുനില്‍ക്കുന്നുവെന്ന് ഈയിടെ നടന്ന ഒളിമ്പിക്‌സിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ കായികക്ഷമതയ്‌ക്കൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോയതിന് അദ്ദേഹം പാര അത്‌ലറ്റുകളെ പ്രശംസിച്ചു. മത്സരപരിചയത്തിന്റെ അഭാവവും പുതിയ സ്ഥലത്തിന്റെയും പുതിയ ആളുകളുടെയും അന്താരാഷ്ട്ര ക്രമീകരണങ്ങളുടെയും കാര്യത്തിലുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദം പോലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിനായി, വര്‍ക്ക്‌ഷോപ്പും സ്‌പോര്‍ട്‌സ് സൈക്കോളജി സെമിനാറുകളും ഉള്‍പ്പെടുന്ന മൂന്നു സെഷനുകള്‍ സംഘടിപ്പിച്ചു. നമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണെന്നും പാര അത്‌ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ക്ക് എല്ലാ വിഭവങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മെഡലുകള്‍ നേടാന്‍ കഴിവുള്ള നിരവധി യുവ താരങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യം അവരിലേക്ക് എത്താന്‍ ശ്രമിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പ്രതിഭകളെ തിരിച്ചറിയുന്നതിനായി 360 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് 1000 കേന്ദ്രങ്ങളായി ഉയര്‍ത്തും. ഉപകരണങ്ങള്‍, മൈതാനങ്ങള്‍, മറ്റ് വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കായികതാരങ്ങള്‍ക്ക് ലഭ്യമാക്കും. രാജ്യം കായികതാരങ്ങളെ വിശാലമനസ്സോടെയാണ് പിന്തുണയ്ക്കുന്നത് ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്‌കീം' വഴി രാജ്യം ആവശ്യമായ സൗകര്യങ്ങളും ലക്ഷ്യങ്ങളും ലഭ്യമാക്കി- പ്രധാനമന്ത്രി പറഞ്ഞു. കായികരംഗത്ത് ഒരു കുട്ടിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവന്റെ കരിയര്‍ നഷ്ടമാകുമോ എന്ന രീതിയില്‍ മുന്‍ തലമുറയിലുണ്ടായിരുന്നവര്‍ക്കുണ്ടായിരുന്ന ഭയം ഒഴിവാക്കിയാല്‍ മാത്രമേ, കായികരംഗത്തു നാം മുന്‍പന്തിയിലെത്തൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ അരക്ഷിതാവസ്ഥ ഇല്ലാതാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത കായിക വിനോദങ്ങള്‍ക്കും ഒരു പുതിയ വ്യക്തിത്വം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ ഇംഫാലില്‍ കായികസര്‍വകലാശാല സ്ഥാപിക്കല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കായികമേഖലയ്ക്കുള്ള സ്ഥാനം, ഖേലോ ഇന്ത്യ സംവിധാനം എന്നിവ ആ ദിശയിലെ പ്രധാന ഘട്ടങ്ങളായി അദ്ദേഹം പരാമര്‍ശിച്ചു. കായിക താരങ്ങള്‍ ഏതിനത്തെയും പ്രതിനിധാനം ചെയ്യട്ടെ, അവര്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ സത്തയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കായിക താരങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ 'ടീം ഇന്ത്യ'യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും വ്യാപിക്കണം- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുമ്പ്, ദിവ്യാംഗര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് ക്ഷേമമായി കണക്കാക്കപ്പെട്ടിരുന്നു; ഇന്ന് രാജ്യം അതിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ദിവ്യാംഗര്‍ക്ക് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് 'ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശനിയമം' പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നത് സുഗമ്യ ഭാരത് കാമ്പയിന്‍' ഈ നവീനാശയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നൂറുകണക്കിന് ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിന്‍ കോച്ചുകള്‍, ആഭ്യന്തര വിമാനത്താവളങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ദിവ്യാംഗ സൗഹൃദമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആംഗ്യഭാഷയ്ക്കായുള്ള നിഘണ്ടു, എന്‍സിഇആര്‍ടിയുടെ ആംഗ്യഭാഷാ പരിഭാഷ തുടങ്ങിയ ശ്രമങ്ങള്‍ ജീവിതത്തെ മാറ്റിമറിക്കുകയും രാജ്യമെമ്പാടുമുള്ള നിരവധി പ്രതിഭകള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 9 കായിക വിഭാഗങ്ങളില്‍ നിന്നുള്ള 54 പാര അത്‌ലറ്റുകളാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ടോക്കിയോയിലേക്ക് പോകുന്നത്. പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. 20-ാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ലോകത്താകമാനം തൊഴിൽമേഖലകളിൽ യന്ത്രവൽക്കരണത്തിൻറെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവും വൈദഗ്ദ്യവും പുലർത്തുന്ന തൊഴിലാളികളുടെ അഭാവം രൂക്ഷമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല പാഠൄവിഷയങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ സമൂഹത്തിൻറെ താഴെക്കിടയിൽനിന്നും വാർത്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വന്നത്. ഇതിലൂടെ സമത്വം, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാനും അതുമൂലം ജീവിതസാഹചര്യങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്. ഇന്ന് ശാസ്ത്ര – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ വന്നിട്ടുള്ള പുരോഗതി നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകടമാണ്. ഈ അവിസ്മരണീയമായ നേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലവും അതുല്യവുമാണ്. തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സ്കൂളുകൾ ശ്രമിക്കുന്ന ഈ അവസരത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകൾ കാലത്തിനു മുന്നേ നടന്നു എന്നുതന്നെ പറയാം. ടെക്നിക്കൽ ഹൈസ്കൂൾ സംരംഭം ആരംഭിച്ചു ആറ് പതിറ്റാണ്ടുകൾ ആകുമ്പോൾ ഉദ്ദേശ ലക്ഷ്യങ്ങൾ ഒരു പരിധി വരെയെങ്കിലും നേടാൻ കഴിഞ്ഞുവെന്നത് വിലമതിക്കാനാവാത്ത നേട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിന്നിരുന്ന വിഭാഗത്തെ പ്രോത്സാഹനം നൽകി ശാസ്ത്ര സാങ്കേതിക രംഗത്തെയ്ക്ക് ആകർഷിച്ചു കൈപിടിച്ച് കൊണ്ടുവരാനായതും സ്വയം തൊഴിൽ എന്ന ആശയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുളള അവസരത്തിന് തലമുറകളെ പ്രാപ്തരാക്കുകയും ചെയ്തുവെന്നത് ചാരിതാർഥ്യത്തോടെ തന്നെ നമുക്ക് പറയാം. കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ നിലവിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 1961 ലാണ് നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ (ജെ.ടി.എസ്സ്) പ്രവർത്തനമാര൦ഭിച്ചത്. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 3 സ്പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 60 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. VSSC, ISRO, Indian Railway, BSNL, BHEL, BEL തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, PWD, KSEB, KSRTC, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം. 1959 ൽ സർക്കാർ ഏറ്റെടുത്ത 12 ഏക്ക൪ ഭൂമിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ 5 ഏക്കറോളം പോളിടെക്നിക് കോളേജിനുവേണ്ടി വിട്ടുനൽകിയിട്ടുണ്ട്. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിൻറെ പ്രത്യേകതയാണ്. ഇത് ഒരു സ്റ്റേഡിയം ആയി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടാതെ വി.എച്ച്.എസ്സ്.സി. യും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു. പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന ആഡിറ്റോറിയം, ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധ മന്ദിരങ്ങളായി ഉണ്ട്. ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 14:56, 21 ഏപ്രിൽ 2020. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. കോട്ടയം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാർഷിക ഉത്തേജക പാക്കേജിൻെറ പ്രയോജനമേറെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്. റബർ അടക്കം കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാണ്യവിളകളുടെ സംരക്ഷണത്തിന് ഉത്തേജക പദ്ധതിയിലൂടെ കാര്യമായൊന്നും ലഭിക്കില്ലെന്ന് റബർ ബോർഡ് വൃത്തങ്ങൾ പറയുന്നു. കേരളത്തിൽ ഇപ്പോൾ റബർ പുതുകൃഷി കാര്യമായി നടക്കുന്നില്ല. കേരളത്തിൽ റബർ കൃഷി പൂർണമാണെന്നാണ് കേന്ദ്രത്തിൻെറയും റിപ്പോർട്ട്. അതുകൊണ്ടുതന്നെ പാക്കേജിൽ പ്രഖ്യാപിച്ച മുഴുവൻ തുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകുമെന്ന് ബോർഡ് വിലയിരുത്തുന്നു. അവിടെയും റബർ കൃഷി നടത്തിപ്പിൻെറ ചുമതല ബോർഡിനാണെങ്കിലും വിലയിടിവിൽ നട്ടംതിരിയുന്ന കേരളത്തിലെ കർഷകരെ എങ്ങനെ സഹായിക്കാനാകുമെന്ന ആശങ്ക ബോർഡ് ഉന്നതർ തള്ളുന്നില്ല. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പലപദ്ധതിയും വീണ്ടും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബജറ്റിൽ ബോർഡിന് അനുവദിച്ച തുക ലഭിക്കാത്ത സ്ഥിതിയുമുണ്ട്. 221 കോടിയായിരുന്നു ബജറ്റ് വിഹിതം. ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ ബജറ്റ് പുതുക്കിയ ശേഷമാകും ഇനി ഫണ്ട് അനുവദിക്കുക. ഫലത്തിൽ റബർ ബോർഡും സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനിടെയാണ് കാർഷിക പാക്കേജ് പൂർണമായും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ചതും. കേരളത്തിൽ റബർ സംഭരണംപോലും ഭാഗികമാണ്. ലാെറ്റക്സ് സംഭരിക്കുന്നുണ്ടെങ്കിലും പ്രയോജനം ചെറുകിട കർഷകർക്ക് ലഭിക്കാത്ത സ്ഥിതിയാണ്. കാർഷിക വായ്പക്ക് അനുവദിച്ച െമാറട്ടോറിയത്തിൻെറ ഫലമെങ്കിലും ലഭ്യമാക്കാൻ നടപടി വേണമെന്നാണ് കേരളത്തിലെ കർഷകരുടെ ആവശ്യം. ഇതുസംബന്ധിച്ച് റബർ ബോർഡ് സമർപ്പിച്ച പദ്ധതി ഇപ്പോഴും കേന്ദ്രവാണിജ്യ മന്ത്രാലയത്തിൽ ചുവപ്പുനാടയിലാണ്. സി.എ.എം. കരീം ആലക്കോട്: സർക്കാർ ഉത്തരവ് പ്രകാരം നടത്തിയ ആലക്കോട് പുഴ ശുചീകരണം തടസ്സപ്പെടുത്തുകയും പഞ്ചായത്ത് പ്രസിഡൻറിനെയും പഞ്ചായത്ത് അംഗത്തെയും അധിക്ഷേപിക്കുകയും ചെയ്ത സി.പി.എം നടപടിക്കെതിരെ യു.ഡി.എഫ് ആലക്കോട് ടൗണിൽ നടത്തിയ കെ.പി.സി.സി നിർവാഹക സമിതി അംഗം സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വർഗീസ് പയ്യംപള്ളി അധ്യക്ഷത വഹിച്ചു. വി.എ. റഹീം, ജോജി കന്നിക്കാട്ട്, വി.വി. അബ്ദുല്ല, ഡെന്നീസ് വാഴപ്പള്ളി, മോളി മാനുവൽ, ബാബു പള്ളിപ്പുറം, ജെസി ഷിജി, ലാലു കുന്നപ്പള്ളി, ജോൺസൺ മഞ്ഞക്കുന്നേൽ, പി.കെ. ഗിരിജാമണി എന്നിവർ സംസാരിച്ചു. ഇസ്രയേലിനെ അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേഖലയിൽ ഉൾപ്പെടുത്തി ഇസ്രയേലിനെ അമേരിക്കയുടെ സെൻട്രൽ കമാൻഡ് മേഖലയിൽ ഉൾപ്പെടുത്തി റിസ്കുകൾ പരമാവധി കുറയ്ക്കുക, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അമേരിക്ക അതിർത്തികൾ നിശ്ചയിക്കുന്നതെന്ന് പെന്റഗൺ വാഷിംഗ്ടൺ: പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെൻട്രൽ കമാൻഡിന്റെ ആധീനതയിലുള്ള മേഖലയിൽ ഇസ്രയേലിനെയും ഉൾപ്പെടുത്തിയതായി യുഎസ് ഡിഫൻസ് ഡിപ്പാർട്മെന്റ്. നേരത്തെ യൂറോപ്യൻ കമാൻഡായിരുന്നു ഇസ്രയേലുമായുള്ള അമേരിക്കയുടെ പ്രതിരോധ ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നടന്ന അറബ്-ഇസ്രയേൽ സന്ധി സംഭാഷണങ്ങളുടെ വിജയത്തിന്റെ മറ്റൊരു സൂചനയാണ് ഇസ്രയേലിനെ സെൻട്രൽ കമാൻഡ് മേഖലയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കയുടെ പുതിയ പ്രഖ്യാപനം. ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി റിസ്കുകൾ പരമാവധി കുറയ്ക്കുക, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് അമേരിക്ക അതിർത്തികൾ നിശ്ചയിക്കുന്നതെന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പെന്റഗൺ അറിയിച്ചു. എബ്രഹാം ഉടമ്പടി അനുസരിച്ച് ഇസ്രയേലിനും അറബ് രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിലൂടെ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പൊതു ഭീഷണികൾക്കെതിരെ സഖ്യകക്ഷികളെ ഒരുമിച്ച് അണിനിരത്താനുള്ള തന്ത്രപ്രധാനമായ അവസരം കൂടിയാണ് അമേരിക്കയ്ക്ക് ലഭിച്ചതെന്ന് ഇറാനെ ലക്ഷ്യമിട്ട് പെന്റഗൺ പറഞ്ഞു. ഇസ്രയേലും അറബ് രാജ്യങ്ങളും അമേരിക്കയും പശ്ചിമേഷ്യൻ മേഖലയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന പ്രധാന രാജ്യമായാണ് ഇറാനെ കരുതുന്നത്. കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021'-ൽ വിജയിയായി പലസ്തീൻ ജനതയോടുള്ള ഇസ്രയേലിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് ദശാബ്ദങ്ങളായി പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ഇടഞ്ഞ് കഴിയുകയായിരുന്നു. ട്രംപിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം എബ്രഹാം ഉടമ്പടിക്ക് രൂപം നൽകി പ്രശ്നങ്ങൾ അവസാനിപ്പിച്ചതിന് ശേഷം ഇരുകൂട്ടരും മുമ്പുണ്ടായിരുന്ന സഹകരണം തുടരാൻ തീരുമാനിക്കുകയും ബന്ധങ്ങൾ വീണ്ടെടുക്കുകയും ചെയ്തു. സെൻട്രൽ കമാൻഡ് മേഖലയിൽ ഇസ്രയേലിനെ കൂടി ഉൾപ്പെടുത്തുന്നതോടെ പ്രാദേശിക വിഷയങ്ങളിലെ സുരക്ഷാ സഹകരണം എളുപ്പമാക്കാനും ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരെയും ഗൾഫ് അയൽരാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരെയും തമ്മിൽ അടുപ്പിക്കാനും അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേൽ അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളികളിൽ പ്രധാനിയാണെന്നും പുതിയ നീക്കത്തിലൂടെ അമേരിക്കയുടെ സെൻട്രൽ കമാൻഡ് പങ്കാളികളുമായി കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇസ്രയേലിന് സാധിക്കുമെന്നും പെന്റഗൺ പറഞ്ഞു. Previous 100 കോടിയുടെ പദ്ധതി ഹെറിറ്റേജ് ടൂറിസം സാധ്യതകള്‍ തേടി തിരുവനന്തപുരം Next വനിത മുന്നേറ്റം: സൌദി അറേബ്യയിൽ സ്ത്രീകൾ കോടതി ജഡ്ജിമാരാകും ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി നവംബര്‍ 26-ന് രാഷ്ട്രം ഭരണഘടനാ ദിനം ആഘോഷിക്കുന്നു ‘ട്രേഡ് എമര്‍ജ്’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐസിഐസിഐ ബാങ്ക് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുന്നു രാജ്യത്തെ മത്സ്യ കയറ്റുമതി 2024-25-ഓടെ ഒരു ലക്ഷം കോടി രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തും: കേന്ദ്ര മന്ത്രി ഡോ എല്‍ മുരുകന്‍ ശരിയായ ഉള്ളടക്കത്തിന് ഇന്ത്യന്‍ സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൊണ്ടുപോകാന്‍ കഴിയും: അനുരാഗ് സിംഗ് താക്കൂര്‍ ബാങ്കുകള്‍ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണം: പ്രധാനമന്ത്രി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ‘ഇന്‍ഡസ് മര്‍ച്ചന്‍റ് സൊല്യൂഷന്‍’ മൊബൈല്‍ ആപ്പ് നിഷ്-ല്‍ സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആരംഭിക്കുന്നു വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ ‘ഹഡില്‍ ഗ്ലോബല്‍’; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സംവിധാനം കേരളം ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നു ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന് ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിൽ വൻവര്‍ദ്ധനവ് കേരളം ആസ്ഥാനമായുള്ള മെഡിക്കല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് സസ്‌കാന്‍ മെഡിടെക്ക് ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഗ്രാന്‍ഡ് ചലഞ്ച് 2021’-ൽ വിജയിയായി ഈ വര്‍ഷം കേവലം പത്തു മാസങ്ങള്‍ക്കുള്ളില്‍ ഭാരതത്തില്‍ ഓരോ പത്തു ദിവസങ്ങള്‍ക്കുള്ളിലും ഒരു യൂണിക്കോണ്‍ ഉണ്ടായി പഞ്ചായത്തംഗത്തെ സ്ഥിരം തൊഴിലാളിയായി നിയമിക്കുന്നതിനു കൃഷി ഡയറക്ടറുടെ ഉത്തരവ് നെല്ലിയാന്പതി: യോഗ്യതയില്ലെന്ന കാരണത്താൽ നിയമനം നിഷേധിക്കപ്പെട്ട ഗ്രാമപഞ്ചായത്തംഗത്തെ സ്ഥിരം തൊഴിലാളിയായി നിയമിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. നെല്ലിയാന്പതി സർക്കാർ ഓറഞ്ച് ആന്‍റ് വെജിറ്റബിൾ ഫാമിലെ ദിവസവേതന തൊഴിലാളിയായിരുന്ന നെല്ലിയാന്പതി ഗ്രാമപഞ്ചായത്തംഗം പി. സഹനാഥനെയാണ് നിയമിക്കണമെന്ന് കൃഷി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടത്. പ്രത്യേക പരിഗണന നൽകി സ്ഥിരം തൊഴിലാളിയായി നിയമനം നൽകണമെന്നാണ് ഉത്തരവിട്ടത്. ഇതോടെ 10 വർഷത്തിലധികമായി ജോലി ചെയ്യുന്നവരുടെ മുൻഗണന പട്ടിക മറികടന്ന് സഹനാഥനെ നിയമിക്കുന്നതിനെതിരെ എസ്റ്റേറ്റ് ലേബർ കോണ്‍ഗ്രസ് (ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറി എച്ച്. മുഹമ്മദ് റാഫി കൃഷി വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ പാലക്കാട് സിംഗിൾ ഫേസ് ഹൗസ് കണക്ഷന് ഓരോ മാസവും ബില്ല് അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്ര പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ 2020 വിജയിച്ചവർക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ട അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി പാലത്തിങ്ങൽ അലി ഷൊർണൂർ: അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി ഇവിടെ ഒരാൾ. പട്ടാന്പി പാലത്തിങ്ങൽ അലി (61) എവിടെ അപക എടത്തനാട്ടുകര നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ ഓറിയന അട്ടപ്പാടി ശിശു മരണം: പ്രതിപക്ഷ നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും അഗളി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അട്ടപ്പാടിയിൽ സന്ദർശനം നടത്തും. അ റബർ കൃഷി സബ്സിഡി അപേക്ഷസമയം ദീർഘിപ്പിക്കണം: ആർഎഫ്ആർപിഎസ് കുമരംപുത്തൂർ റബർ കൃഷി സബ്സിഡി അപേക്ഷ സമയം ദീർഘിപ്പിക്കണമെന്ന് മണ്ണാർക്കാട് റീജിയണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂ അട്ടപ്പാടിക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു അഗളി: തുടരെയുള്ള ശിശു മരണങ്ങളും അരിവാൾരോഗ വ്യാപനവും ഭീതി പരത്തുന്ന സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിലേക്ക് കല്ലടിക്കോട്: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഉൗട്ടുപുരയുടെ ഉദ്ഘ മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനം ഡിസിസി സെക്രട്ടറി മണ്ണാർക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്‍റർ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ സെമിനാ വടക്കഞ്ചേരി: വണ്ടാഴി കൃഷി ഭവനിൽ മുന്തിയ ഇനം ലെയർ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്. പേര, നാരങ്ങ, മാതളം, പ്ലാവ് (തേൻ വരിക്ക പച ഡോ.കെ. രമാദേവി ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു പാലക്കാട്: ജില്ലയിലെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ.കെ. രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ 2016 പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ പറന്പിക്കുളത്ത് സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധന രോഗനിർണയ ക്യ പാലക്കാട്: കുമരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ അസൽ രേ പാലക്കാട്: പട്ടാന്പിയിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ആണ്‍, പെണ്‍ തിരിയാ പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് എം.ടെക് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് പാലക്കാട്: മലന്പുഴ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പന്പിംഗ് ടെസ്റ്റ് നടപ്പാക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു. പാലക്കാട്: ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ആന്‍റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്‍റിംഗ് ടെക്നോള പാലക്കാട്: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ റോഡ് സെക്ഷൻ ഒന്നാം നന്പർ കാര്യാലയത്തിന്‍റെ പരിധിയിലെ റോഡുക പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേരും. ബന്ധപ് മലന്പുഴ: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന വൈദ്യുതി അലനല്ലൂർ: അലനല്ലൂർ കേന്ദ്രീകരിച്ച് സബ് ട്രഷറി സ്ഥാപിക്കണമെന്ന് കെഎസ്ടിഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എടത്തനാട്ടു വിളകൾ നശിപ്പിച്ച് വ്യവസായ പാർക്ക്! കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് പാലൊഴുകുന്ന റബർ തോട്ടങ്ങളും പച്ച തുരുത്തുകളും വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് നിറയെ പാൽ ഒഴുകുന്ന റബർ തോട്ടങ്ങൾ. നാലു മണിക്കൂറിനു വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിലെ റബർ തോട്ടങ്ങളിൽ പുലിയുടെ വിളയാട്ടം. കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കി പാലക്കാട് അഷ്ടവക്രാസനയിൽ നിലവിലെ ഗിന്നസ് റിക്കാർഡ് മറികടന്ന് പ്രഖ്യ. ഇന്നലെ ധോണി ലീഡ് കോളജിൽ വച്ചായിരുന്നു പ്രഖ ഗൂളിക്കടവ് ജംഗ്ഷനിൽ ഭിക്ഷാടനം നടത്തി കോണ്‍ഗ്രസിന്‍റെ യാചന സമരം മണ്ണാർക്കാട് ചിന്നതടാകം റോഡ് നവീകരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും അട്ടപ്പാടിയിൽ വ കുടിൽകെട്ടി സമരം അന്പത്് ദിവസം പിന്നിട്ടു മുതലമട: ഗ്രാമപഞ്ചായത്തിനു മുന്നിൽ ഗോവിന്ദാപുരം ദളിത് സംരക്ഷണ സമിതി നടത്തി വരുന്ന കുടിൽകെട്ടി സമരം അൻപത് ദിവസം വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസന തിയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെ മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ പാലക്കാട് സിംഗിൾ ഫേസ് ഹൗസ് കണക്ഷന് ഓരോ മാസവും ബില്ല് അനുവദിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്ര പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ 2020 വിജയിച്ചവർക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ട അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി പാലത്തിങ്ങൽ അലി ഷൊർണൂർ: അപകട മേഖലകളിൽ രക്ഷാദൗത്യത്തിന്‍റെ സ്നേഹസ്പർശവുമായി ഇവിടെ ഒരാൾ. പട്ടാന്പി പാലത്തിങ്ങൽ അലി (61) എവിടെ അപക എടത്തനാട്ടുകര നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ ഓറിയന അട്ടപ്പാടി ശിശു മരണം: പ്രതിപക്ഷ നേതാക്കൾ അട്ടപ്പാടി സന്ദർശിക്കും അഗളി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അട്ടപ്പാടിയിൽ സന്ദർശനം നടത്തും. അ റബർ കൃഷി സബ്സിഡി അപേക്ഷസമയം ദീർഘിപ്പിക്കണം: ആർഎഫ്ആർപിഎസ് കുമരംപുത്തൂർ റബർ കൃഷി സബ്സിഡി അപേക്ഷ സമയം ദീർഘിപ്പിക്കണമെന്ന് മണ്ണാർക്കാട് റീജിയണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂ അട്ടപ്പാടിക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു അഗളി: തുടരെയുള്ള ശിശു മരണങ്ങളും അരിവാൾരോഗ വ്യാപനവും ഭീതി പരത്തുന്ന സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഗ്രാമങ്ങളിലേക്ക് കല്ലടിക്കോട്: ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഉൗട്ടുപുരയുടെ ഉദ്ഘ മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് നിയോജക മണ്ഡലം സമ്മേളനം ഡിസിസി സെക്രട്ടറി മണ്ണാർക്കാട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്‍റർ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ സെമിനാ വടക്കഞ്ചേരി: വണ്ടാഴി കൃഷി ഭവനിൽ മുന്തിയ ഇനം ലെയർ ഗ്രാഫ്റ്റ് തൈകൾ ലഭ്യമാണ്. പേര, നാരങ്ങ, മാതളം, പ്ലാവ് (തേൻ വരിക്ക പച ഡോ.കെ. രമാദേവി ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു പാലക്കാട്: ജില്ലയിലെ പുതിയ ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ.കെ. രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയിൽ 2016 പാലക്കാട്: സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ പറന്പിക്കുളത്ത് സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധന രോഗനിർണയ ക്യ പാലക്കാട്: കുമരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ അസൽ രേ പാലക്കാട്: പട്ടാന്പിയിലുള്ള ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ആണ്‍, പെണ്‍ തിരിയാ പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിംഗ് കോളജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് എം.ടെക് സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് പാലക്കാട്: മലന്പുഴ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പന്പിംഗ് ടെസ്റ്റ് നടപ്പാക്കുന്ന പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചു. പാലക്കാട്: ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്‍റിംഗ് ടെക്നോളജി ആന്‍റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്‍റിംഗ് ടെക്നോള പാലക്കാട്: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എൻജിനീയർ റോഡ് സെക്ഷൻ ഒന്നാം നന്പർ കാര്യാലയത്തിന്‍റെ പരിധിയിലെ റോഡുക പാലക്കാട്: ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബർ ഒന്നിന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേരും. ബന്ധപ് മലന്പുഴ: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് അവതരിപ്പിക്കുന്ന വൈദ്യുതി അലനല്ലൂർ: അലനല്ലൂർ കേന്ദ്രീകരിച്ച് സബ് ട്രഷറി സ്ഥാപിക്കണമെന്ന് കെഎസ്ടിഎ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എടത്തനാട്ടു വിളകൾ നശിപ്പിച്ച് വ്യവസായ പാർക്ക്! കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് പാലൊഴുകുന്ന റബർ തോട്ടങ്ങളും പച്ച തുരുത്തുകളും വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി നശിപ്പിക്കുന്നത് നിറയെ പാൽ ഒഴുകുന്ന റബർ തോട്ടങ്ങൾ. നാലു മണിക്കൂറിനു വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവിലെ റബർ തോട്ടങ്ങളിൽ പുലിയുടെ വിളയാട്ടം. കൊന്നക്കൽകടവ് പതിനാലാം ബ്ലോക്കി പാലക്കാട് അഷ്ടവക്രാസനയിൽ നിലവിലെ ഗിന്നസ് റിക്കാർഡ് മറികടന്ന് പ്രഖ്യ. ഇന്നലെ ധോണി ലീഡ് കോളജിൽ വച്ചായിരുന്നു പ്രഖ ഗൂളിക്കടവ് ജംഗ്ഷനിൽ ഭിക്ഷാടനം നടത്തി കോണ്‍ഗ്രസിന്‍റെ യാചന സമരം മണ്ണാർക്കാട് ചിന്നതടാകം റോഡ് നവീകരണം അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടും അട്ടപ്പാടിയിൽ വ കുടിൽകെട്ടി സമരം അന്പത്് ദിവസം പിന്നിട്ടു മുതലമട: ഗ്രാമപഞ്ചായത്തിനു മുന്നിൽ ഗോവിന്ദാപുരം ദളിത് സംരക്ഷണ സമിതി നടത്തി വരുന്ന കുടിൽകെട്ടി സമരം അൻപത് ദിവസം വീടും സ്ഥലവും വിട്ടൊഴിയാനുള്ള അന്ത്യശാസന തിയതി കഴിഞ്ഞു; ഭൂവുടമകൾ അങ്കലാപ്പിൽ വടക്കഞ്ചേരി: കണ്ണന്പ്ര വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന പ്രദേശത്തുനിന്നും സ്ഥലവും വീടും വിട്ടു ഒഴിയണമെന്നാവശ്യപ്പെ കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് ട്രാഫിക് ഡ്യൂട്ടിക്കിടെ സല്യൂട്ടടിച്ചപ്പോള്‍ കൈ ‘വഴങ്ങിയില്ല എസ്‌ഐക്കു ശിക്ഷ! മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി കെപിസിസി നേതൃത്വത്തിന് ആരോടും വ്യക്തി വിരോധമില്ല: കെ. സുധാകരൻ കുടിച്ചത് കെമിക്കലാണെന്ന് സംശയം; ഇരിങ്ങാലക്കുട സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് ട്രാഫിക് ഡ്യൂട്ടിക്കിടെ സല്യൂട്ടടിച്ചപ്പോള്‍ കൈ ‘വഴങ്ങിയില്ല എസ്‌ഐക്കു ശിക്ഷ! മോഡലുകളുടെ മരണം; സൈജു തങ്കച്ചന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി കെപിസിസി നേതൃത്വത്തിന് ആരോടും വ്യക്തി വിരോധമില്ല: കെ. സുധാകരൻ വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു Thiruvananthapuram പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod വൃദ്ധ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു Thiruvananthapuram പോസ്റ്റ് ഓഫീസിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം Kollam ഒമിക്രോണ്‍ ജാഗ്രത മടങ്ങിയെത്തിയ പ്രവാസികളുടെ കണക്കെടുക്കുന്നു‌ Pathanamthitta വീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു Alappuzha കർഷകർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് Kottayam നഗരസഭ മാസ്റ്റർപ്ലാൻ സ്റ്റേ ചെയ്യാൻ ജില്ലാ ആസൂത്രണസമിതി നിർദേശം Idukki വ്യാജ ഫ്ലിപ്കാർട്ട് വെബ്സൈറ്റ്! വീട്ടമ്മയുടെ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് സൈബർ പോലീസ് Ernakulam കുളവാഴ നിറഞ്ഞു; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ Thrissur പുതുപൊന്നാനിയിൽ ടൂറിസ്റ്റു ബസ് മറിഞ്ഞ് നിരവധി പേർക്കു പരിക്ക് Malappuram വ്യാജ ആര്‍ടിപിസിആര്‍; പരിശോധന ശക്തമാക്കി പോലീസ് Kozhikode ജനറേറ്റർ ഉപയോഗം; സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി Wayanad നെല്ലിക്കുറ്റി തോട്ടിൽ സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളി Kannur ചന്ദ്രഗിരിപുഴയ്ക്ക് പുതിയ പാലം വരുന്നു Kasaragod Breaking News: ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍ ◆ വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി ◆ പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌ ◆ സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി ◆ സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ◆ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4606; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ ◆ തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ ◆ എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ ◆ നാവിക സേനയുടെ മേധാവി സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയായി ആര്‍ ഹരികുമാര്‍ ◆ കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ് ◆ “ഫോട്ടോ ഒക്കെ ഞാൻ എടുത്ത് തരാം പക്ഷേ സഹകരിക്കണം..വൈകിട്ട് ഫ്ലാറ്റിലേയ്ക്ക് വാ”: മോഡലിംഗ് സ്വപ്നം കാണുന്ന ശരാശരി മലയാളി യുവതി നേരിടേണ്ടി വരുന്ന കമൻ്റുകളെക്കുറിച്ച് സാറ ഷെയ്ഖ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ എച്ച് ആർ മാനേജരായി ജോലിചെയ്യുന്ന സാറ ഷെയ്ഖയാണ് മോഡലിംഗ് രംഗത്തേയ്ക്ക് വരുന്നതിനായി നേരിടേണ്ടി വന്ന പുരുഷ മറച്ചുവെക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്റുകൾക്ക് പിന്നിൽ: സദാചാര കമന്റുകൾക്ക് മറുപടിയുമായി സാധിക വിവിധ വിഷയങ്ങളിൽ നിലപാടുകൾ സോഷ്യൽ മീഡിയയിലൂടെ സധൈര്യം വ്യക്തമാക്കാറുള്ള താരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. സാമൂഹിക മാധ്യമങ്ങളിലെ സൈബർ അറ്റാക്കിങ്ങിനെതിരെ അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി Breaking News: മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം ◆ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി ◆ ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല ◆ രാജ്യത്ത് ആദ്യമായി ആഗോളപഠന നഗരം പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങള്‍ ◆ മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ ◆ പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി ◆ കേരളത്തില്‍ ഇന്ന് 3277 പേര്‍ക്ക് കോവിഡ്; കർശന നിയന്ത്രണത്തിൽ 21 വാർഡുകൾ; രോഗവിമുക്തി 5833 ◆ സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്ന് ഹൈക്കോടതി; പിങ്ക് പൊലീസ് കേസിൽ ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി ◆ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം; ആര്‍മി ഉദ്യോഗസ്ഥരെ പ്രതിയാക്കി പോലീസ് കൊലപാതക കേസെടുത്തു ◆ സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജന്‍ ◆ വ്യാജ വാര്‍ത്ത: മലയാള മനോരമക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ വായനക്കാരിൽ തെറ്റിദ്ധാരണ പരത്തുന്നതും അനാവശ്യമായ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്ത. അഫ്‌ഗാനിൽ മുൻ സൈനികരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി താലിബാൻ; ക്രൂരത അവസാനിപ്പിക്കണമെന്ന് അമേരിക്കയുൾപ്പടെ 22 രാജ്യങ്ങൾ അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നു മതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 110 ശതമാനം അധികം മഴയാണ് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് വ്യാപക മഴ നൽകിയതിന് കാരണമായത്. ആന്‍ഡമാന് കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്‌നാടിൻ്റെയും തീരത്തേക്ക് ന്യൂനമര്‍ദം നീങ്ങും എന്നാണ് കരുതുന്നത്. വടക്ക് കിഴക്കന്‍കാറ്റ് ശക്തമായതും മഴ കനക്കാന്‍ ഇടയാക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അസാധാരണമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ദര്‍ശനത്തിന്റെ വിവിധ ധാരകളെ പരിചപ്പെടത്തിക്കൊണ്ടും അതിലെ മുഖ്യ വാദഗതികളെ വിവിരിച്ചുകൊണ്ടും ഈശ്വരവിശ്വാസത്തിധിഷ്ഠിതമായ ദര്‍ശനം ഒരു ന്യൂനപക്ഷം ദാര്‍ശനികള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചവയായിരുന്നു എന്ന് സമര്‍ത്ഥിക്കയാണ് സംസ്‌കൃതപണ്ഡതന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് ഈ പുസ്തകത്തില്‍ ചെയ്യുന്നത്. ഭാരതീയ മത പാരമ്പര്യത്തില്‍ പ്രബലമായിരുന്ന ബുദ്ധജൈന ദര്‍ശനങ്ഗള്‍ ഭൗതികവാതത്തില്‍ അടിയുറച്ചതായിരുന്നു എന്നും സ്ഥാപിക്കുന്നു. ❝ പാതിവഴിയിലെത്തിയ യൂറോകപ്പിന് ഭീഷണിയുമായി കോവിഡ് വ്യാപനം❞ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Goal Malayalam Sports ❝ പാതിവഴിയിലെത്തിയ യൂറോകപ്പിന് ഭീഷണിയുമായി കോവിഡ് വ്യാപനം❞ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ❝ പാതിവഴിയിലെത്തിയ യൂറോകപ്പിന് ഭീഷണിയുമായി കോവിഡ് വ്യാപനം❞ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന യൂറോ 2020 അതിന്റെ പാതിവഴിയിൽ എത്തിയപ്പോൾ ഓരോ മത്സരവും കാണാൻ വൻ ജനക്കൂട്ടമാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതാണ്.യൂറോ കപ്പ് നടത്തിപ്പിനെതിരെ വിമര്ശനയുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം. യൂറോപ്പിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങൾ കാണാനെത്തിയ നൂറ് കണക്കിനാളുകൾ രോഗബാധിതരായെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് യൂറോപ്പിലുടനീളം പടരുമെന്നും പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കോവിഡ് ബാധിതരായതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. കാണികളെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് പുറമേ പബ്ലിക് പാർട്ടികൾ നടത്തുന്നതടക്കം ഇളവുകൾ നൽകുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് തരംഗമുണ്ടാവും. ❝ യൂറോ കപ്പിലെ മികച്ച ടീം പ്രഖ്യാപിച്ചു; റൊണാൾഡോ പുറത്ത്,… ❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി… സ്‌പെയിനും സ്വിറ്റ്‌സർലൻഡും തമ്മിലുള്ള വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ സെന്റ് പീറ്റേഴ്‌സ്ബർഗിലാണ് നടക്കുന്നത് .റഷ്യയിൽ കൊറോണ കേസുകളുടെ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ദൈനംദിന മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെമി ഫൈനൽ മത്സരം നടക്കുന്ന ഇംഗ്ലണ്ടിലും ഡെൽറ്റ വേരിയന്റ് കുത്തനെ ഉയർന്നുനിൽക്കുക ആണെങ്കിലും ചൊവ്വാഴ്ച ജർമ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ അവസാന 16 വിജയത്തിൽ നിയന്ത്രണം അധികൃതർ ഏർപ്പെടുത്തിയിരുന്നില്ല. വെംബ്ലിയിൽ നടക്കുന്ന ഗെയിമുകളിൽ പങ്കെടുക്കാൻ 60,000 ആരാധകരെ അനുവദിക്കും എന്നാണ് അധികൃതർ പറയുന്നത്.മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് യുവേഫ. പല വേദികളിലും കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരം ആരാധകർക്ക് മുന്നിലാണ് മത്സരങ്ങള്‍ നടന്നത്. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഒമിക്രോണ്‍; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാടും കര്‍ണാടകയും; രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുഇടങ്ങളില്‍ പ്രവേശനമില്ല ഡിസംബര്‍ 16, 17 തീയതികളില്‍ രാജ്യത്ത് ബാങ്ക് പണിമുടക്ക് ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട കൊച്ചി: ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ മെഷീനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പിന്റെ ഗ്രാഫിക്സും രൂപകല്‍പ്പനയും. റെപ്സോള്‍ ഹോണ്ട റേസിങ് ടീം റേസ് ട്രാക്കിലെ കടുത്ത വെല്ലുവിളിയില്‍ മത്സരിക്കാനുള്ള ആവേശം പകരുന്നുവെന്നും റേസിങിലെ ഹോണ്ടയുടെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്ന സമ്പന്നമായ പാരമ്പര്യത്തിനൊപ്പം, ഇന്ത്യയിലെ റേസിങ് പ്രേമികള്‍ക്കായി ഗ്രാസിയ125 റെപ്‌സോള്‍ ഹോണ്ട ടീം എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒ-യുമായ അത്സുഷി ഒഗാത്ത പറഞ്ഞു. ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്റെ അവതരണം റേസിങിന്റെ ആവേശവും മോട്ടോജിപി ആരാധകരുടെ ആകര്‍ഷണവും വീണ്ടും പിടിച്ചുപറ്റുമെന്നും റെപ്സോള്‍ ഹോണ്ട റേസിങ് ടീമിന്റെ സ്പോര്‍ട്ടി ലുക്കും ഓറഞ്ചും വെള്ളയും ചേര്‍ന്ന ഗ്രാഫിക്സും റേസിങ് പ്രേമികള്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത പാക്കേജാകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. ഇന്ത്യയുടെ നഗര സ്‌കൂട്ടറായ ഗ്രാസിയ125 അതിന്റെ നൂതന സാങ്കേതികവിദ്യയും പുതുമകളും രൂപകല്‍പ്പനയും കൊണ്ട് റൈഡര്‍മാര്‍ക്കിടയില്‍ പുതിയ ആവേശം സൃഷ്ടിക്കുന്നു. ഐഡലിംഗ് സ്റ്റോപ്പ് സിസ്റ്റം, എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) തുടങ്ങിയ നൂതന സവിശേഷതകള്‍ക്കൊപ്പം പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (പിജിഎം-എഫ്‌ഐ) എഞ്ചിന്‍ സ്‌കൂട്ടറിന്റെ പ്രകടനവും കാര്യക്ഷമതയും കൂടുതല്‍ വര്‍ധിപ്പിക്കുന്നു. എല്‍ഇഡി ഡിസി ഹെഡ്‌ലാമ്പ്, മള്‍ട്ടി-ഫങ്ഷന്‍ സ്വിച്ച്, ഇന്റഗ്രേറ്റഡ് പാസിംഗ് സ്വിച്ച്, എഞ്ചിന്‍ കട്ട് ഓഫോടെയുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഇന്റലിജന്റ് ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ, 3-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍, ഫ്രണ്ട് ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സവിശേഷതകള്‍ സൗകര്യവും സുഖവും നല്‍കുന്നു. വന്യമായ ലുക്ക് അതിമനോഹരമായ ശൈലിയിലേക്ക് ചേര്‍ക്കുമ്പോള്‍, സ്പ്ലിറ്റ് എല്‍ഇഡി പൊസിഷന്‍ ലാമ്പണ്‍ സൈഡ് പാനല്‍, ഫ്ളോര്‍ പാനലിലെ സമാനതകളില്ലാത്ത ഹോണ്ട ബാഡ്ജിംഗ് തുടങ്ങിയ സവിശേഷതകള്‍ ഗ്രാസിയ 125ന് സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറം ഒരു വ്യക്തിത്വം നല്‍കുന്നു. ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന് 87,138 രൂപയാണ് വില ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട കൊച്ചി ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഗ്രാസിയ 125 റെപ്സോള്‍ ഹോണ്ട ടീം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു റെപ്സോള്‍ ഹോണ് ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്ക് ബാറ്ററി പങ്കുവയ്ക്കുന്ന സേവനവുമായി ഹോണ്ട കൊച്ചി ഹോണ്ട മോട്ടോര്‍ കമ്പനി 2022 ആദ്യ പകുതിയോടെ ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഇലക്ട്രിക്ക് റിക്ഷാ ടാക്സികള്‍ക്കായി ബാറ്ററി പങ്കുവയ്ക്കുന്ന സേവനം ആരംഭിക്കുന്നു ഇ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ ഷോറൂം തുറന്ന് ഹോണ്ട ടൂവീലേഴ്‌സ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്‌സ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സമ്പര്‍ക്ക രഹിത ഇടപഴകലിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഡിജിറ്റല്‍ സമ്പര്‍ക്ക സംവിധാനം ശക്തിപ്പെടുത്തുന ആഗസ്റ്റില്‍ 4,30,683 യൂണിറ്റുകളുടെ വില്‍പന നടത്തി ഹോണ്ട ടു വീലർ; ഡിമാന്‍ഡില്‍ വൻ വര്‍ധനവ് ഉത്സവ സീസണ്‍ ആരംഭിച്ചതും 2021 ആഗസ്റ്റില്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി ആഗസ്റ്റ് മാസം ഹോണ്ടയുടെ മൊത്തം വില്‍പ്പന 430683 യൂണിറ്റായി ഇതില്‍ 401469 ആഭ്യന് ഏറ്റവും പുതിയ സിബി200എക്‌സ് നിരത്തിലെത്തിച്ച് ഹോണ്ട കൊച്ചി വളര്‍ന്നു കൊണ്ടിരിക്കുന്ന 180200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; 4 മരണം 32 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടന്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് ബസിനെ പരിഹസിക്കുന്ന പരസ്യം യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ് കൊല്ലപ്പെട്ടത് ഖനി തൊഴിലാളികള്‍, നാഗാലാന്‍ഡ് വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച്‌ സൈന്യം; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന്‌ രാഹുല്‍ ഗാന്ധി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോജിക് സ്‌കോളര്‍ഷിപ്പുകള്‍; അവസാന തിയതി ഡിസംബര്‍ 15 ജവാദ് ചുഴലിക്കാറ്റ്: വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. നവംബറില്‍ സ്‌കോഡയുടെ വില്‍പനയില്‍ വന്‍കുതിച്ചു കയറ്റം ഒല ഇലക്ട്രിക്ക് സ്കൂട്ടര്‍ ടെസ്റ്റ് റൈഡ് ക്യാമ്പ് നവംബര്‍ 30 വരെ കൊച്ചിയില്‍ ക്വിക്ക്ലീസ് വാഹന ലീസിങ്, സബ്സ്ക്രിപ്ഷനുമായി മഹീന്ദ്ര ഫിനാന്‍സ് സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; 4 മരണം 32 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടന്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് ബസിനെ പരിഹസിക്കുന്ന പരസ്യം യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ് കൊല്ലപ്പെട്ടത് ഖനി തൊഴിലാളികള്‍, നാഗാലാന്‍ഡ് വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച്‌ സൈന്യം; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന്‌ രാഹുല്‍ ഗാന്ധി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോജിക് സ്‌കോളര്‍ഷിപ്പുകള്‍; അവസാന തിയതി ഡിസംബര്‍ 15 സംയുക്ത സേന മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; 4 മരണം 32 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ നടന്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച ട്രാന്‍സ്പോര്‍ട്ട് ബസിനെ പരിഹസിക്കുന്ന പരസ്യം യുട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവ് കൊല്ലപ്പെട്ടത് ഖനി തൊഴിലാളികള്‍, നാഗാലാന്‍ഡ് വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച്‌ സൈന്യം; ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന്‌ രാഹുല്‍ ഗാന്ധി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോജിക് സ്‌കോളര്‍ഷിപ്പുകള്‍; അവസാന തിയതി ഡിസംബര്‍ 15 ജവാദ് ചുഴലിക്കാറ്റ്: വരുന്ന മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക താഴെക്കൊടുത്തിരിക്കുന്ന താളുകളിൽ നിന്നും ജി.എൽ.പി.എസ് തരിശ്/ഓഡിറ്റോറിയം എന്ന താളിലേക്ക് കണ്ണികളുണ്ട്: ജി.എൽ.പി.എസ് തരിശ് ‎ (← കണ്ണികൾ) കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്‌ അമേരിക്ക സ്‌കോളര്‍ഷിപ്പ് വിതരണം 27 ന് കൊച്ചിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്‌ അമേരിക്ക സ്‌കോളര്‍ഷിപ്പ് വിതരണം 27 ന് കൊച്ചിയില്‍ 16ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്‌ അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൊച്ചിയില്‍ വിതരണം ചെയ്യും. നവംബര്‍ 27 ന് ഇടപ്പള്ളി ആവിഷ്‌ക്കാര്‍ ഇവന്റ് ഹബ്ബില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങ് ജിഎസ്ടി കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ഉദ്ഘാടനം ചെയ്യും. കെ എച്ച് എന്‍ എ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജേഷ്‌കുട്ടി അധ്യക്ഷം വഹിക്കും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഭൂവനാത്മാനന്ദ ഭദ്രദീപം തെളിയിക്കും. വിജ്ഞാന്‍ഭാരതി മുന്‍ ദേശീയ സെക്രട്ടറി ജനറല്‍ എ ജയകുമാര്‍, ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, നോവലിസ്റ്റ് വെണ്ണല മോഹന്‍, കഥകളി കലാകാരന്‍ കലാമണ്ഡലം ശിവദാസ്, ഗ്രന്ഥകാരന്‍ ഡോ. സുകുമാര്‍ കാനഡ,കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് അംഗം കൃഷ്ണരാജ് മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം സുനില്‍ വീട്ടില്‍, മുന്‍ പ്രസിഡന്റ് വെങ്കിട് ശര്‍മ്മ, മുന്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു, കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍, കണ്‍വീനര്‍ ബി പ്രകാശ് ബാബു എന്നിവര്‍ സംസാരിക്കും. 16ാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതം നല്‍കുന്ന സ്‌കോര്‍ഷിപ്പിന് ഇത്തവണ 101 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്‌ പുതു ചരിത്രത്തിനൊരുങ്ങി ഭാരതം ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍ വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍ ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. ചൈനിസ് കഥകള്‍ ഇല്ലാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കണം: ഡോ. കെ എന്‍ രാഘവന്‍ കെഎച്ച്എന്‍എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; 101 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു; വിതരണം കൊച്ചിയില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ മെഗാ മോഹിനിയാട്ടം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ മെഗാ ഭരതനാട്യം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനം: ക്ഷണം സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിറിയയില്‍ അമേരിക്കയുടെ ബോംബാക്രമണം, ബൈഡന്റെ ആദ്യ സൈനിക നടപടി, ട്രംപിന്റെ അമേരിക്കയല്ല ഇപ്പോഴുളളതെന്ന്‌ ഇറാന് മുന്നറിയിപ്പ് അന്നം തരുന്ന രാജ്യത്തെ അവഹേളിക്കരുത് കേരളത്തെ തള്ളി അമേരിക്കയില്‍ എത്തിക്കുന്നവര്‍ക്ക് മലയാളിയുടെ മറുപടി ഡോണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായേക്കും ബൈഡന് ആദ്യ കനത്ത പ്രഹരം; ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു, ട്വിറ്ററിലെ മോശം പരാമർശം തിരിച്ചടിയായി മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ചെയ്തത് കാനഡയില്‍ 20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റം വൈറ്റ് ഹൗസില്‍ സമാധാനത്തിനായി യജുര്‍വേദ ശാന്തി മന്ത്രം മുഴക്കി ഹരീഷ് ബ്രഹ്മഭട്ട് അനുമോദിച്ച് ട്രംപ് ട്രംപിനെ തോല്‍പ്പിച്ചു; ജോ ബൈഡന്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ്; പുതു ചരിത്രമെഴുതി കമലാ ഹാരിസ് നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബൈഡനുമായി ടെലിഫോണില്‍ സംസാരിച്ചു; ഇന്ത്യയോട് ഐക്യദാര്‍ഢ്യം മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ചെയ്തത് കാനഡയില്‍ 20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റം ജോ ബൈഡന്‍ വിജയത്തിനടുത്ത്; തോല്‍വി സമ്മതിക്കാതെ ട്രംപ് കോടതിയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി, ചൈനയുടേത് നല്ല അയൽക്കാരന്റെ പെരുമാറ്റമല്ല തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചെന്ന് അവകാശപ്പെട്ട് ട്രംപ്, വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കും മതപരിവര്‍ത്തനത്തിന് ഇരയായവര്‍ അവരനുഭവിച്ച ദുരിത ജീവിതം വിവരിക്കുന്നു പുനര്‍ജനി: സനാതന ധര്‍മ്മത്തിലേക്ക് ഒരു മടക്കം' ജൂലൈ 26 ന് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് ചെയ്തത് കാനഡയില്‍ 20 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കുറ്റം രണ്ടു വയസ്സുകാരനുള്‍പ്പെടെ നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 20 കാരന്‍ അറസ്റ്റില്‍ നാലു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു; അമ്മ അറസ്റ്റില്‍ അന്നം തരുന്ന രാജ്യത്തെ അവഹേളിക്കരുത് കേരളത്തെ തള്ളി അമേരിക്കയില്‍ എത്തിക്കുന്നവര്‍ക്ക് മലയാളിയുടെ മറുപടി അമേരിക്ക: എച്ച്1 ബി വീസാ അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി സര്‍വ്വെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട സേവാഭാരതിക്കും ആര്‍എസ്എസിനും എല്ലാ ദുരന്തമുഖങ്ങളിലും ഓടിയെത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. സേവനം സംഘത്തിന് സഹജഭാവമാണ്. ചിട്ടയായ കായികപരിശീലനം അതിനുള്ള കര്‍മശേഷി നല്‍കും. കായിക പരിശീലനമോ കായിക വിനോദങ്ങളോ ശീലമാക്കുന്നതുകൊണ്ടാണ് സേവാസന്നദ്ധരായ കര്‍മസേനകളെ അയക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നത്. ഒക്‌ടോബര്‍ 15, 16 രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴ ആ മലഞ്ചെരിവിനെ അങ്ങേയറ്റം ദുര്‍ബലമാക്കിയിരുന്നു. 16ന് പല ഭാഗങ്ങളിലായി തുടരെത്തുടരെ മണ്ണിടിച്ചിലുണ്ടായി. കല്ലും മണ്ണും കടപുഴകിയ വൃക്ഷങ്ങളും മലവെള്ളത്തിലിരച്ചെത്തി. പത്ത് മണിയോടെ തുടങ്ങിയ മലവെള്ളപ്പാച്ചില്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഒരേ ശക്തിയില്‍ തുടര്‍ന്നു. പൊടുന്നനെയുള്ള നടുക്കത്തില്‍ ജീവനും കയ്യിലെടുത്ത് ഓടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കലിതുള്ളിയെത്തുന്ന മലവെള്ളം കണ്ടുനില്‍ക്കാനേ ജനങ്ങള്‍ക്ക് സാധിച്ചുള്ളൂ. രാത്രിയിലായിരുന്നു ഈ മലവെള്ളപ്പാച്ചിലെങ്കില്‍ ജീവഹാനി എത്രയോ ഭയാനകമായിരുന്നു. കലിയടങ്ങിയ മലവഴികളിലേക്ക് അടുത്ത പകല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞുള്ളൂ. ഇലക്ട്രിക് പോസ്റ്റുകളൊക്കെ കടപുഴകിയിരുന്നു. വഴികള്‍ തകര്‍ന്നടിഞ്ഞിരുന്നു. പുഴയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ പൊക്കം കുറഞ്ഞവയും അടുത്തടുത്ത് തൂണുകള്‍ ഉള്ളവയുമായതുകൊണ്ട് വലിയ മരങ്ങള്‍ വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളെ യോജിപ്പിക്കുന്ന ഏന്തയാര്‍ മുക്കുളം പാലം പകുതിയും ഒലിച്ചുപോയിരുന്നു. കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല, വെള്ളാവൂര്‍, കുറുവന്‍കുഴി, ചേനപ്പാടി, മല്ലപ്പള്ളി എന്നിവിടങ്ങളിലെല്ലാം വലിയ നാശമുണ്ടായി. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 600 സേവാഭാരതി പ്രവര്‍ത്തകര്‍ സേവനത്തിനായി അന്ന് അവിടെ എത്തിയിരുന്നു. കൂട്ടിക്കലില്‍ തന്നെയുള്ള കോന്നിയമഠം സാലി തോമസിന്റെ വീട് കേന്ദ്രീകരിച്ചാണ് സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സേവനത്തിനാവശ്യമായ ഉപകരണങ്ങളും സാമഗ്രികളും സംഭരിക്കാനും പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ചുവന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭക്ഷണം കഴിക്കാനും വിതരണം ചെയ്യാനുമെല്ലാം അവരുടെ മുറ്റമാണ് ഉപയോഗിച്ചത്. സേവാഭാരതി പ്രവര്‍ത്തകരെ ആറ് സ്ഥലങ്ങളിലായാണ് നിയോഗിച്ചിരുന്നത്. വീടുകളിലെല്ലാം ഒരു മീറ്റര്‍ വരെ ഉയരത്തില്‍ ചെളി കയറി. പല വീടുകളും നിശ്ശേഷം തകര്‍ന്നു. 14 ക്യാമ്പുകളിലായി 1600 പേര്‍ അഭയം തേടി. സ്വന്തം നിലയ്ക്ക് മാറിത്താമസിക്കുന്നവര്‍ വേറെയും ഉണ്ടാവും. കൂട്ടിക്കലില്‍ മാത്രം 800 വീടുകളെങ്കിലും ചെളി നിറഞ്ഞ് വാസയോഗ്യമല്ലാതായിട്ടുണ്ട്. പത്തുപേരടങ്ങുന്ന ബാച്ച് ഒരു ദിവസം മുഴുവന്‍ പണിയെടുത്തിട്ടും ഒരു വീട് മാത്രമാണ് വൃത്തിയാക്കാന്‍ കഴിയുന്നത്. വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നതുകൊണ്ട് ഉപകരണങ്ങളൊന്നും ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. ധാരാളം എസ്ഡിപിഐ പ്രവര്‍ത്തകരും ഏതാനും ഡിവൈഎഫ്‌ഐക്കാരും എഐവൈഎഫുകാരും സേവനത്തിനായി വന്നിരുന്നു. ഉരുള്‍പൊട്ടലുണ്ടായി മൂന്നുപേരുടെ ജീവന്‍ അപഹരിച്ച പ്ലാപ്പള്ളിയിലും പോയി. അപകട സ്ഥലത്ത് ഇവിടെ ഒരു വീടും ചായക്കടയും ഉണ്ടായിരുന്നു എന്ന് മാത്രമേ പറയാന്‍ കഴിയുന്നുള്ളൂ. മൂന്നുപേരുടെ ജീവനടക്കം എല്ലാം താഴെ ചെന്നടിഞ്ഞിരിക്കുന്നു. 70-80 ഡിഗ്രി ചരിവുള്ള പ്രദേശമാണത്. വീട് വയ്ക്കാനൊ താമസത്തിനൊ ഒട്ടും പറ്റിയ ഇടമല്ല. കൂട്ടിക്കലില്‍ ദുരന്തം സംഭവിച്ച മിക്കവാറും വീടുകളും പുഴയിലേക്ക് ഇറക്കി പണിതിരിക്കുന്നവയാണ്. ഈ പ്രദേശത്ത് വീടുകള്‍ വയ്ക്കാന്‍ പഞ്ചായത്തിന്റെ പരിശോധനയും അനുവാദവും ആവശ്യമാണെങ്കില്‍ അത് നല്‍കാനാവാത്ത മേഖലകളിലാണ് അധികം വീടുകളും. ജെസിബി വന്ന് മണ്ണുനീക്കിയാണ് കൂട്ടിക്കലില്‍ പല റോഡുകളും സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. ദൂരെ മലനിരകളില്‍ ഉരുള്‍പൊട്ടലിന്റെ വലിയ ചുവന്ന ചാലുകള്‍ കാണാനുണ്ട്. ഈ പ്രദേശത്ത് മാത്രം അറുപതിലധികം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ നീക്കിയിട്ടിരിക്കുന്ന മണ്ണും കുഴഞ്ഞ് കിടക്കുന്നു. നല്ല മഴയുണ്ടായാല്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടായേക്കും. ഈ സാഹചര്യത്തിലാണ് മാധവ് ഗാഡ്ഗില്‍ നല്‍കിയ മുന്നറിയിപ്പുകളുടെ പ്രസക്തി. ഈ പ്രദേശങ്ങളെല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളായി മാര്‍ക്ക് ചെയ്തവയാണ്. ഇത്തരം ദുരന്തങ്ങള്‍ ഏതു സമയത്തും സംഭവിക്കാവുന്നതാണ്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവും ജനങ്ങളെ ബോധവത്കരിച്ച് വിശ്വാസത്തിലെടുത്ത് ഉചിതനടപടികള്‍ സ്വീകരിക്കാന്‍ ഇനിയും വൈകരുത്. സേവാഭാരതി പ്രവര്‍ത്തകര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു വീട് സന്ദര്‍ശിച്ചു. സംഭാഷണ മധ്യേ ഗൃഹനാഥന്‍ പറഞ്ഞു ഇവിടെ ദുരിതം ബാധിച്ചതെല്ലാം പാവപ്പെട്ടവര്‍ക്കാണ്. പണക്കാരെല്ലാം സുരക്ഷിതസ്ഥലങ്ങളില്‍ വീട് വച്ച് സുഖമായി താമസിക്കുന്നു. പു ഴയോരത്തും അപകടകരമായ കുന്നിന്‍ചെരിവുകളിലും വീട് വച്ചിരിക്കുന്നവരെല്ലാം പാവപ്പെട്ടവരാണ്. ഭൂമിയെല്ലാം കോര്‍പ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണ്. പത്തും ഇരുപതും അമ്പതും അഞ്ഞൂറും വരെ ഏക്കര്‍ ഭൂമിയുള്ളവര്‍ ഉണ്ട്. വലിയ എസ്റ്റേറ്റുകള്‍ നിര്‍മിച്ച് വേലികെട്ടി സുരക്ഷിതമായി താമസിക്കുന്നു. പാവങ്ങള്‍ക്ക് താമസിക്കാന്‍ പുഴയോരവും പുറമ്പോക്കും കുന്നിന്‍ചെരിവും മാത്രം ഇവരാണ് യഥാര്‍ത്ഥത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ സുരക്ഷിതമായ ഇടം നല്‍കണം. ഒന്നാം ഭൂനിയമം വന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എസ്റ്റേറ്റ് ഭൂമിക്ക് പരിധി നിശ്ചയിച്ച് അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്കും വനവാസികള്‍ക്കും വിതരണം ചെയ്യണം. കായിക പരിശീലനം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കണം എല്ലാ ദുരന്തഭൂമിയിലും കാണുന്നതുപോലെ കൂട്ടിക്കലിലും സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും കുറച്ച് ഇലക്ട്രിസിറ്റി ജോലിക്കാരും മാത്രമാണ് രംഗത്തുള്ളത്. വീടുകളില്‍ നിന്നും നീക്കുന്ന മണ്ണെടുത്ത് റോഡില്‍ ഇടുകയാണ്. അപ്പപ്പോള്‍ അത് നീക്കം ചെയ്യാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചാല്‍ നല്ലതാണ്. പോലീസിന്റെ സാന്നിധ്യവും ഇവിടെ വളരെ കുറവായിരുന്നു. സേവാഭാരതിക്കും ആര്‍എസ്എസിനും എല്ലാ ദുരന്തമുഖങ്ങളിലും ഓടിയെത്താന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. സേവനം സംഘത്തിന് സഹജഭാവമാണ്. ചിട്ടയായ കായികപരിശീലനം അതിനുള്ള കര്‍മശേഷി നല്‍കും. കായിക പരിശീലനമോ കായിക വിനോദങ്ങളോ ശീലമാക്കുന്നതുകൊണ്ടാണ് സേവാസന്നദ്ധരായ കര്‍മസേനകളെ അയക്കാന്‍ ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോട് ഒരു ദുരന്തം ഉണ്ടായ പ്രദേശത്ത് ഉടനെ എത്തണം എന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ സന്നദ്ധരാകും. ആരും ആവശ്യപ്പെടാതെതന്നെ ദുരിതമുഖങ്ങളില്‍ സേവാസജ്ജരാകുന്നതിന് അത് സ്വഭാവമായി വളരണം. അതുകൊണ്ട് സേവാമനോഭാവവും കായികക്ഷമതയും കായികപരിശീലനവും സന്നദ്ധ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. നമ്മുടെ പാഠ്യപദ്ധതിയില്‍ അത്തരം കാര്യങ്ങള്‍ക്കും മുന്‍തൂക്കമുണ്ടാകണം. ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി പുതു ചരിത്രത്തിനൊരുങ്ങി ഭാരതം ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍ വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല. കണ്ണില്‍ കുത്തുന്നത് ആര്‍ക്കുവേണ്ടി? ഗുരു നിന്ദയുടെ ചരിത്രവും വര്‍ത്തമാനവും ഇത്രയും മനോവൈകല്യമുള്ള ഒരാൾ കേരളം ഭരിച്ചിട്ടില്ല; തെളിവുകൾ ഇതാ; എന്തായാലും 4 മാസം കൂടിയല്ലേ ഉള്ളൂ; സഹിക്കുക തന്നെ അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം ഇവയിലൊക്കെ ഞാന്‍ കൂട്ടുപ്രതി; സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും കാണാം ലെബനോണ്‍ ഭാരതത്തിനു നല്‍കുന്ന മുന്നറിയിപ്പ്; ക്രിസ്ത്യാനികള്‍ക്കുള്ള അനുഭവപാഠങ്ങളും ഐഎസ് വിധവകളുടെയും കുട്ടികളുടെയും അഭയാര്‍ഥി ക്യാമ്പുകളിലും ജീഹാദി ഭീകരത; കൊന്നത് 40 പേരെ കേരളത്തിലെ ഭൂരിഭാഗം മുസ്ലീം യുവാക്കളിലും 'നയാ മുല്ല' കോംപ്ലക്‌സ്‌ 'ഹലാല്‍' സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ സാമൂഹിക വിവേചനവും സാമ്പത്തിക ജിഹാദും; രാജ്യത്ത് സമാന്തര മത അധിഷ്ഠിത സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നു മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകും; ഒബാമയേയും ട്രംപിനേയും ഇന്ത്യയോടും തന്നോടും കൂടുതല്‍ അടുപ്പിച്ച മോദി സ്വന്തംആളായി ജോ ബൈഡനേയും മാറ്റും ബിജെപിയെ ചൂണ്ടി തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുന്നു; കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല ഒട്ടനവധി കൗശലക്കാരായ സാമ്പത്തിക വിദഗ്ദ്ധരുള്ളതാണ് ഭാരതത്തിന്റെ പ്രശ്‌നം ആഭിജാതവര്‍ഗം തിരിച്ചടി നേരിടാന്‍ തുടങ്ങി ഇന്ത്യ ഹിന്ദുരാഷ്ട്രമായാല്‍ അതില്‍ എന്താണ് തെറ്റ് മതേതരത്വവും ഹിന്ദുമതവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ സന്യാസിമാരുടെ കൊലപാതകം നക്‌സലുകളെ മുന്നില്‍ നിര്‍ത്തിയുള്ള മിഷണറി കള്ളക്കളി; കാണാമറയത്ത് പീറ്റര്‍ ദെമെല്ലോ വസൂരിയെ തുരത്തിയത് 'പശുവില്‍ നിന്ന് മറക്കരുത് ഡോ. രാമചന്ദ്ര റാവുവിനെ 'ക്രൈസ്തവ സിദ്ധാന്തത്തിലും വിശ്വാസങ്ങളിലും വൈരുദ്ധ്യങ്ങള്‍; സഭാ ചരിത്രത്തില്‍ ചോരപ്പുഴകള്‍, ദൈവനിന്ദ, ലൈംഗിക അരാജകത്വം, എല്ലാത്തരം മനുഷ്യ തിന്മകളും' കേരള രാഷ്ട്രീയം തീവ്രവാദികളുടെ നിയന്ത്രണത്തില്‍; മത തീവ്രവാദികള്‍ പഞ്ചായത്ത് തലം വരെ; ന്യൂനപക്ഷം എന്നാല്‍ മുസ്ളീം മാത്രമോ കൊറോണ, ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനം വ്യത്യസ്ഥം: ഡോ. കമ്മാപ്പ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു; 24 ന്യൂസ് എംഡി ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റില്‍; കള്ള പ്രചരണത്തിന് ചാനല്‍ എംഡി അറസ്റ്റിലാകുന്നത് കേരളത്തില്‍ ആദ്യം 'സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ സ്വപ്‌നയുടെ ദാമ്പത്യത്തില്‍ വില്ലനായത് സിനിമാ നടന്‍; സിപിഎം നേതാവിന്റെ മകന്‍, വിവാദ സ്വാമിയുടെ വലംകൈ മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ് 'നാളെ ആഘോഷങ്ങള്‍ പാടില്ല; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; വിതരണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍; സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി ആനയെ ക്രൂരമായി കൊന്നപ്പോള്‍ മിണ്ടാട്ടമില്ല; മലപ്പുറമെന്ന് മനേക ഗാന്ധി പറഞ്ഞപ്പോള്‍ ഹാലിളകി ആഷിക് അബുവും പാര്‍വതിയും തര്‍ക്ക മന്ദിരം തകര്‍ത്ത കേസിലും ചരിത്ര വിധി: ഗൂഢാലോചനക്ക് ഒരു തെളിവും ഇല്ല; അദ്വാനി അടക്കം എല്ലാവരെയും വെറുതെ വിട്ടു വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം 'പാര്‍ട്ടിയുടെ തീരുമാനം കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി കൊറോണ കാലത്ത് കോപ്പിയടി; സുനില്‍ പി ഇളയിടത്തിന്റെ പകര്‍ത്തിയെഴുത്ത് പുസ്തകം കൈയോടെ പിടികൂടി; 75 ശതമാനവും മറ്റുള്ളവരുടെ പുസ്തകങ്ങളില്‍ നിന്ന് കട്ടത് 'പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍ 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍ മരുമകന്‍ തബ്ലീഗിന്റെ വലയില്‍ കുടുങ്ങി; മകള്‍ക്ക് സമ്മാനിച്ചത് എട്ടുകുട്ടികള്‍;വിദ്യാഭ്യാസം നിഷേധിച്ചു; കോഴിക്കോട്ടെ മുസ്ലീം കുടുംബത്തില്‍ സംഭവിച്ചത് മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണയുടെ ഐടി കമ്പനിയുടെ രജിസ്‌ട്രേഷന്‍ വിലാസം എകെജി സെന്ററിലേത്; ഭാര്യ കമ്പനിയുടെ നോമിനി അയ്യപ്പനു മുമ്പില്‍ വഴിവാണിഭക്കാരന്റെ മുന്നിലെന്നതു പോലെ നില്‍ക്കുകയും പ്രസാദമായ തീര്‍ഥത്തെ അപമാനിക്കുന്ന ഗോഷ്ടികള്‍ കാ കൊവിഡ് വ്യാധിയും നിക്ഷേപക്കുറവും പ്രകൃതിദുരന്തങ്ങളും മൂലം തകര്‍ന്നുകിടക്കുന്ന കേരളത്തെ കടക്കെണിയില്‍നിന്നും രക്ഷിക്കുന ജീവിക്കാന്‍ വേണ്ടിയാണ് മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ടം സഹായിയായത്. അതൊരു ജീവിതനിയോഗമായി പിന്നീട് മാറുകയായിരുന്നു. തുടര്‍ന്ന് മ അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ ത ക്രിപ്റ്റോകറന്‍സികള്‍ ഡിജിറ്റല്‍ പണമാണ്, അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ല, എന്നാല്‍ അവയ്ക്ക് മൂല്യമുണ്ട് വീണുപോയിടത്തുനിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുക, നോവിച്ചവര്‍ക്കു മുന്നില്‍ പരിഭവമേതുമില്ലാതെ പുഞ്ചിരി തൂവുക, സ്വത്വവും നിയോഗവും തിരിച്ചറിയുക സമുദ്രമഥനം നടന്നത് സത്യയുഗം എന്നറിയപ്പെടുന്ന കൃതയുഗത്തിലാണ്. വാസ്തവത്തില്‍ നമ്മുടെ വേദപുരാണങ്ങളിലെ കാലഗണന ചാക്രികമാകയാല്‍ ക്രമമ പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ട സാങ്കേതികവിദ്യയും സൗകര്യങ്ങളും വര്‍ധിച്ചുവെങ്കിലും ആധുനികമനുഷ്യന്റെ അസ്വസ്ഥതയ്ക്ക് ഒട്ടും കുറവ് സംഭവിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യരുതാത്തതെന്നും അവനു തിരിച്ചറിയുവാന്‍ കഴിയുന്നില്ല. ഇന്നത്തെ തിരുവചനത്തിലൂടെ ഈശോ അരുള്‍ചെയ്യുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, അവിടുന്നില്‍ വിശ്വസിക്കുക. വഴിയും സത്യവും ജീവനുമായ അവിടുന്നില്‍ ആശ്രയം വെയ്ക്കുന്നവര്‍ക്ക് എല്ലാ അനുഗ്രഹമായിത്തീര്‍ക്കും നല്ല തമ്പുരാന്‍. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. ഇന്ന് കടകളിലും വീടുകളിലുമൊക്കെ മനുഷ്യരേക്കാളും ഉയരത്തിലുള്ള ക്രിസ്മസ് ട്രീകള്‍ പ്രകാശം പരത്തിനില്‍ക്കുന്നതു കാണുമ്പോള്‍ ഓര്‍മകള്‍ പിന്നോട്ടടിക്കും. വൈദ്യുതിയില്ലാത്ത കാലത്ത് മൂലയില്‍ വീട്ടില്‍ ഞങ്ങളൊരുക്കിയ ട്രീ കത്തിപ്പോയതിന്റെ ഓര്‍മകള്‍ ചിരിയും സങ്കടവുമൊക്കെച്ചേര്‍ന്ന് കടന്നു വരും. ഞങ്ങളുടെ പരാജയപ്പെട്ട പരീക്ഷണം കൂടിയായി അക്കൊല്ലത്തെ ട്രീ . പനയോലകൊണ്ടുണ്ടാക്കുന്ന പുല്‍ക്കൂടിനോട് ചേര്‍ന്നു തന്നെയാണ് സാധാരണ ക്രിസ്മസ് ട്രീയും ഉണ്ടാക്കുക. ക്രിസ്മസ് ട്രീയെന്നു പറഞ്ഞാല്‍ വലിയൊരു പനയോല. ഇതില്‍ വിലകുറഞ്ഞ വര്‍ണപേപ്പറുകളും (നക്ഷത്രമുണ്ടാക്കാനെടുത്തതിന്റെ ബാക്കി വരുന്ന കടലാസുകളായിരിക്കും കൂടുതല്‍) നാലോ അഞ്ചോ ബലൂണുകളും തലേവര്‍ഷം കിട്ടിയ കുറച്ച് ക്രിസ്മസ് കാര്‍ഡുകളും തൂക്കിയാല്‍ ഞങ്ങളുടെ ട്രീയായി. പകല്‍ വെളിച്ചത്തില്‍ മാത്രമേ ഞങ്ങളുടെ ട്രീയ്ക്ക് കാണാന്‍ ഒരു ലുക്ക് വരൂ. മിക്കവാറും ഡിസംബര്‍ 24-ന് വൈകുന്നേരമാകുമ്പോഴേ ട്രീ ഉണ്ടാക്കുകയുള്ളു. നേരത്തെ ഉണ്ടാക്കിയാല്‍ വെയിലടിച്ച് പനയോല വാടി ട്രീ വല്ലാത്തൊരു കോലത്തിലാകും. അതിനാല്‍ ക്രിസ്മസ് തലേന്ന് നാലുമണിയോടെയേ ട്രീ ഉണ്ടാക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. നല്ല സുന്ദരന്‍ പനയോല വെട്ടി പുല്‍ക്കൂടിന്റെ ഒരു വശത്തോട് ചേര്‍ന്ന് കെട്ടിവയ്ക്കും. പിണിക്കയറുകൊണ്ട് രണ്ടോ മൂന്നോ കെട്ടുകാണും. ട്രീയൊന്ന് സ്റ്റൈലില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടേ. അതിനു ശേഷമാണ് വര്‍ണക്കടലാസുകളും ബലൂണുകളും മറ്റ് അലങ്കാരങ്ങളും തൂക്കുക. ബലൂണും പടക്കവുമൊക്കെ വാങ്ങാന്‍ പൈസയുണ്ടാക്കുന്നത് വീട്ടിലെ കുരുമുളക് പറിക്കാന്‍ സഹായിച്ചാണ്. കുരുമുളക് പറിക്കുന്നത് അയല്‍ പക്കത്തുള്ള വലിയ ചേട്ടന്‍മാരാണ്. അവര്‍ക്കും ക്രിസ്മസിന് ഉള്ള വട്ടച്ചിലവിന് കാശുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കുരുമുളക് പറിച്ചു നല്‍കുകയെന്നത്. അരയില്‍ ഒരു ചാക്ക് കെട്ടി മുളയേണിയില്‍ കയറി നിന്നാണ് കുരുമുളക് പറിക്കുന്നത്. കുരുമുളക് പറിച്ച് ചാക്കില്‍ ഇടുന്നതിനിടയില്‍ ചിലതൊക്കെ താഴെ വീഴും ഇത് പെറുക്കിയെടുക്കുകയാണ് ഞങ്ങള്‍ കുട്ടികളുടെ ജോലി. രണ്ട് ദിവസം കൊണ്ട് മുളക് പറിക്കുന്നത് കഴിയും. അതു കഴിയുമ്പോള്‍ ഒരു രൂപയൊക്കെ (എണ്‍പതുകളുടെ ആദ്യ പാദത്തില്‍ അത് ഒരു വലിയ തുകയാണ്) ഞങ്ങള്‍ക്കും അപ്പാപ്പന്‍ തരും. മിക്കവാറും ഡിസംബര്‍ ആദ്യ ആഴ്ചയിലായിരിക്കും മുളകുപറിക്കുന്നത്. ശനിയും ഞായറുമായി മുളകുപറിച്ചു കഴിയുമ്പോള്‍ ബലൂണിനും ഏറുപടക്കത്തിനുമൊക്കെയുള്ള പൈസ കയ്യില്‍ വരും. ഇതുപയോഗിച്ച് ക്രിസ്മസ് അവധി തുടങ്ങുമ്പോള്‍ തന്നെ ബലൂണൊക്കെ വാങ്ങി വയ്ക്കും. രാത്രിയില്‍ ക്രിസ്മസ് ട്രീ ആര്‍ക്കും കാണാന്‍ പറ്റില്ലെന്നതായിരുന്നു അക്കാലത്തെ സങ്കടം. പ്രകാശം പൊഴിച്ചു നില്‍ക്കുന്ന ട്രീകള്‍ ക്രിസ്മസ് കാര്‍ഡില്‍ മാത്രമേ കണ്ടിട്ടുള്ളു. ആകെയുള്ള നക്ഷത്രം മരക്കൊമ്പിലായിരിക്കും. പുല്‍ക്കൂട്ടിലും രാത്രി പവര്‍ക്കട്ടാണ്. ഞങ്ങളുടെ ട്രീകള്‍ രാത്രിയില്‍ അനാഥരായി ഇങ്ങനെ നില്‍ക്കും. ട്രീ കാണണമെങ്കില്‍ വെളിച്ചം വേണ്ടേ? അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. മാടപ്പള്ളി വീട്ടില്‍ നിന്നാണ് പഠനമെങ്കിലും ക്രിസ്മസ് പരീക്ഷ കഴിഞ്ഞ അന്നു തന്നെ അമ്മയുടെ വീട്ടിലേക്ക് വച്ചടിച്ചു. ജോയിക്കുട്ടിയങ്കിള്‍ ഇല്ലാത്തതിനാല്‍ പുല്‍ക്കൂടും ട്രീയുമൊക്കെ ഞങ്ങളുടെ വകുപ്പിലാണ്. നക്ഷത്രം വലിയപറമ്പിലെ അച്ചന്‍ തരും. ചേട്ടനും ഞാനും കസിന്‍മാരായ ഷിബുവും സന്തോഷുമെല്ലാം ചേര്‍ന്ന ഉത്സാഹക്കമ്മറ്റി പുല്‍ക്കൂടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇക്കൊല്ലം നമ്മള്‍ക്ക് ട്രീക്ക് പനയോല വേണ്ട. മുറ്റത്തെ ചെറിയ മാവിന്റെ കൊമ്പുകള്‍ ട്രീയാക്കാം. നാലുപേരുംകൂടെ തീരുമാനമെടുത്തു. കരണ്ടില്ലാത്തതൊന്നും പ്രശ്നമില്ല. രാത്രിയില്‍ നമ്മുടെ ട്രീ നല്ല പ്രകാശത്തോടെ തന്നെ നിര്‍ത്തണം. അതിനുളള വഴിയൊക്കെയുണ്ട്. ചിരട്ടകളില്‍ മണ്ണ് നിറച്ചശേഷം ചുറ്റും കുറച്ച് കൂടി ഉയരത്തില്‍ വര്‍ണക്കടലാസ് കൊണ്ട് പൊതിഞ്ഞശേഷം ഇവയെ ക്രിസ്മസ് ട്രീയുടെ കൊമ്പുകളില്‍ തൂക്കിയിടും. ഇതിനു ശേഷം ചിരട്ടയിലെ മണ്ണില്‍ മെഴുകുതിരി കുത്തി നിറുത്തും. പലവര്‍ണങ്ങളിലുള്ള കടലാസ് കൊണ്ട് പൊതിഞ്ഞ ചിരട്ടകളില്‍ മെഴുകുതിരി കത്തിക്കുമ്പോള്‍ ഇന്നത്തെ അലങ്കാര ബള്‍ബുകളെ തോല്‍പ്പിക്കുന്ന വിധത്തില്‍ അവ തിളങ്ങി നില്‍ക്കും. പല വീടുകളിലും കണ്ടിട്ടുള്ള ഈ പരീക്ഷണം ഇക്കുറി നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ക്രിസ്മസ് തലേന്ന് ഉച്ചയ്ക്കു തന്നെ പൂല്‍ക്കൂടിന്റെ പണിയൊക്കെ തീര്‍ത്തു. ഊണ് കഴിഞ്ഞ് ട്രീ ഒരുക്കാനുള്ള തയ്യാറെടുപ്പായി. മാവിന് ഒരാള്‍ പൊക്കമേയുള്ളൂ. വര്‍ണക്കടലാസുകളും ബലൂണുകളും ക്രിസ്മസ് കാര്‍ഡുകളുമൊക്കെ നാലുമണിയായപ്പോള്‍ തന്നെ മാവിന്‍കൊമ്പുകളില്‍ സ്ഥാനം പിടിച്ചു. ഇരുട്ടു വീഴുന്നതിന് മുമ്പ് കളര്‍ചിരട്ടകളും തൂക്കി. ഈറ്റകൊണ്ടുള്ള ഒരു നക്ഷത്രവും മാവിന്‍ കൊമ്പില്‍ സ്ഥാനം പിടിച്ചു. കിളിഞ്ഞില്‍ മരത്തില്‍ തൂക്കിയ വലിയ നക്ഷ്ത്രത്തില്‍ വിളക്ക് വയ്ക്കുകയാണ് ആദ്യ പടി. അതിന് ശേഷം പതുക്കെ ട്രീയിലെ നക്ഷത്രത്തില്‍ മെഴുകുതിരി കത്തിച്ചു വ്ച്ചു (ഈറ്റകൊണ്ടുള്ള നക്ഷത്രത്തില്‍ വിളക്കോ തിരിയോ കൊളുത്താന്‍ ചെറിയ ഒരു പടിപോലെ കാണും പി്ന്നാലെ ചിരട്ടകളിലെ തിരികളും കത്തിച്ചു. ഞങ്ങളുടെ മാവ് മനോഹരമായ ഒരു ക്രിസ്മസ് ട്രീയായി പ്രകാശം പൊഴിച്ച് നില്‍ക്കുന്നു. അത്രയും സുന്ദരമായ ഒരു ക്രിസ്മസ് ട്രീ കാഴ്ച ഇന്നുള്ള റെഡിമെയ്ഡ് ട്രീകള്‍ക്ക് നല്‍കാനായിട്ടില്ല. ആന്റിമാരും അപ്പാപ്പനുമൊക്കെ ഞങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ക്രിസ്മസ് ട്രീ ഒരു സംഭവമായി മാറിയതിന്റെ സന്തോഷത്തില്‍, ഞങ്ങള്‍ അത്താഴം കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് പച്ച ഇലകള്‍ കരിയുന്നതിന്റെ ശബ്ദവും പുകയുടെ മണവും. എന്താ പറ്റിയത്. ഞങ്ങള്‍ ഊണുമുറിയും തിണ്ണയും കടന്ന് മുറ്റത്തേക്കിറങ്ങി നോക്കി. അവിടെ ഞങ്ങളുടെ ക്രിസ്മസ് ട്രീ നിന്ന് കത്തുകയാണ്. നക്ഷത്രം ഏതാണ്ട് കത്തിക്കഴിഞ്ഞു. മാവിന്റെ രണ്ട് മൂന്ന് ശിഖരങ്ങളില്‍ തീയുണ്ട്. നക്ഷ്ത്രത്തിനുള്ളില്‍ വച്ച മെഴുകു തിരി മറിഞ്ഞ് തീപ്പിടിച്ചതാണ്. ട്രീയിലെ തീ കെടുത്താനുള്ള വെള്ളമെടുക്കാനുള്ള ഓട്ടമായി അടുത്തത്. കിണറ് മുറ്റത്തിനും താഴെയാണ് അപ്പാപ്പന്‍ കുടവുമെടുത്ത് കിണറ്റിന്‍കരയിലേക്ക് ഓടി. ആന്റിമാര്‍ വെള്ളത്തിനായി അടുക്കളയിലേക്കും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്തെ മണല് വാരി ട്രീയിലേക്ക് എറിയുന്നുണ്ട്. ഒടുവില്‍ തീ കെട്ടപ്പോഴേക്കു ഞങ്ങളുടെ ക്രിസ്മസ് ട്രീ (അപ്പാപ്പന്റെ മാവ് തിരിച്ചുവരവില്ലാത്ത വിധം കരിഞ്ഞു പോയിരുന്നു ആദ്യ ഭാഗം അങ്ങനെ ഒരു കരോള്‍ കാലത്ത്' വായിക്കാം രണ്ടാം ഭാഗം ഈന്തോലകളില്‍ വീണ കണ്ണീര്‍ പൂക്കള്‍' വായിക്കാം മൂന്നാം ഭാഗം: അച്ചനൊരുക്കിയ നക്ഷത്ര തിളക്കങ്ങള്‍ വായിക്കാം നാലാം ഭാഗം അസുഖക്കാരന്‍ കുട്ടിയുടെ ആദ്യത്തെ ക്രിസ്മസ് ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ആനിമല്‍ സ്ട്രിങ്‌സ് ക്രിസ്മസ് ട്രീയും കരോളും വന്ന വഴി പട്ടുപോല്‍ മൃദുലമായ പച്ചനാമ്പുകളുടെ കൂടാരം; ഇത് അലന്റെ അത്ഭുത ക്രിസ്മസ് ട്രീ‌ മുളയില്‍ തീര്‍ത്ത ക്രിസ്മസ് ട്രീയില്‍ ഇനി മുളയ്ക്കുക തിനയുടെ നാമ്പുകള്‍ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. ഞാൻ ഹരീഷ്. ബ്ളോഗുനാമം: പോങ്ങുമ്മൂടൻ. 2007 മുതൽ ബ്ളോഗറായി കീബോർഡടി നടത്തിവരുന്നു. സാഹിത്യകാരനല്ല. അനുഭവിയ്ക്കുന്ന ജീവിതത്തെയും ആലോചിക്കുന്ന ചിന്തകളെയും അറിയുന്ന അറിവുകളെയും അടുത്തുകിട്ടുന്ന ആശയങ്ങളെയും നർമ്മത്തിൻ്റെ കണ്ണിലൂടെ നോക്കിക്കണ്ട് അവയെയൊക്കെ അക്ഷരരൂപത്തിൽ പകർത്തിവയ്ക്കാനുള്ള ശ്രമം സദാ നടത്തുന്ന ഒരുവൻ. അല്ലെങ്കിൽ കൊടും പ്രബുദ്ധരായ കേരളീയർക്കിടയിൽ പോങ്ങനും മൂഢനുമായി ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു അസന്മാർഗ്ഗി. ഞാൻ പോങ്ങുമ്മൂടൻ. ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത്‌ എന്‍റെ വിവാഹ ക്ഷണക്കത്താണ്‌. അതും രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അന്നത്‌ കുറച്ച്‌ പേര്‍ക്ക്‌ രസിക്കാനും, അതിലും കുറച്ച്‌ പേര്‍ക്ക്‌ എന്നോട്‌ നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത്‌ സ്കാന്‍ ചെയ്ത്‌ അവരുടെ സ്നേഹിതര്‍ക്ക്‌ അയച്ച്‌ കൊടുത്തു. ചിലര്‍ നല്ലവാക്ക്‌ പറഞ്ഞു. മറ്റു ചിലര്‍ നല്ല വാക്ക്‌ പറഞ്ഞു. ഏതായാലും ഇന്ന്‌ രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ക്ഷണക്കത്ത്‌ എന്നെ തേടി എന്‍റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക്‌ വയ്ക്കട്ടെ പ്രിയ സ്നേഹിതാ, 28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 30 o തീയതി അതായത്‌ 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കടുത്തുരുത്തി, തളിയില്‍ മഹാദേവ ക്ഷേത്രത്തിന്‌ സമീപമുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ്‌ മുള്‍ക്കിരീട ധാരണം. കടുത്തുരുത്തിയില്‍ ശാരദാമന്ദിരത്തിലെ ശ്രീ. കെ. രാജീവിന്‍റെയും അദ്ദേഹത്തിന്‍റെ പത്നി ശ്രീ പുതിയ ബ്ളോഗറുടെ ഭാര്യ കുറ്റാക്കുറ്റിരുട്ടിലേക്ക്‌ കണ്ണുതുറന്ന്‌ അടുത്ത്‌ കിടക്കുന്ന ആര്യപുത്രന്‍റെ( പുതിയ ബ്ളോഗര്‍) വിരി മാറ്‌ ലക്ഷ്യമാക്കി കൈയ്യെടുത്തിടാന്‍ ശ്രമിച്ചപ്പോഴാണ്‌ അയാള്‍ കിടക്കയിലില്ലെന്ന വിവരം ആ സൌഭഗ്യവതി ഞെട്ടലോടെ അറിഞ്ഞത്‌. പ്രത്യേകിച്ച്‌ ഒരു കാരണവുംകൂടാതെ വേലക്കാരിയായ രാധാമണിയുടെ രൂപം അവരുടെ മനസ്സില്‍ തെളിയുകയും ആ വെപ്രാളത്തില്‍ ഭര്‍ത്താവിനെ തീര്‍ത്തും സംശമില്ലാത്ത ആ തരുണീമണി ചെരിഞ്ഞ്‌ കൈനീട്ടി ഭിത്തിയിലെ സ്വിച്ചിട്ട്‌, ക്ളോക്കിലേക്ക്‌ നോക്കി. സമയം വെളുപ്പിനെ രണ്ടര ആയിരിക്കുന്നു ഭഗവാനേ, ന്‍റെ ചേട്ടന്‍' കത്തുന്ന നെഞ്ചുമായി അവര്‍ കതക്‌ തുറന്ന്‌ ഹാളിലേക്കിറങ്ങി വേലക്കാരിയുടെ മുറിയുടെ കതകില്‍ ചുമ്മാ ചെവി ചേര്‍ത്ത്‌ യാതൊരു സംശയവുകൂടാതെ അങ്ങനെ ചിന്തിച്ച്‌ നില്‍ക്കുമ്പോഴാണ്‌ അവര്‍ ഭര്‍ത്താവിന്‍റെ കമ്പ്യൂട്ടര്‍ റൂമില്‍ വെളിച്ചം കാണുന്നത്‌. എന്തെടുക്കുകയായിരിക്കും ഇപ്പോള്‍ അവിടെ? രാത്രി അത്താഴത്തിന്‌ രാധാമണി ഉണ്ടാക്കിയ അവിയല്‍ തീരെ മോശമാണെന്നും പറഞ്ഞ്‌ അത്താഴം കഴിക്കാതെ എഴുന്നേറ്റ്‌ പോയിക്കിടന്നാണ്‌. അതുകൊണ്ട്‌ ഉറങ്ങുന്നതിന്‌ മുന്‍പുള്ള 'പുഷ്‌ അപ്പ്‌ എടുക സ്വന്തം പ്രയത്നം കൂടാതെ ലഭ്യമായ ജീവിതത്തെ യാതൊരു ഉളുപ്പുബോധവുമില്ലാതെ സ്വന്തം ജീവനായി കണ്ട് കൊണ്ടുനടക്കുന്ന ലക്ഷണമൊത്ത ഒരു സ്വാർത്ഥജീവി, ഞാൻ! പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നു. അതു സംബന്ധിച്ച വാര്‍ത്തകള്‍ കിറുകൃത്യമായി മാധ്യമങ്ങള്‍ നേരത്തെ പ്രവചിച്ചു. പക്ഷേ, രാഷ്ട്രീയമല്ലേ, അവസാന നിമിഷം വരെ മാറി മറിയാം. മാത്രമല്ല, ഇതു നവോത്ഥാന കാലവുമാണ്. സ്ത്രീകളിപ്പോള്‍ പഴയ സ്ത്രീകളല്ല. കേരളം പഴയ കേരളവുമല്ല. വനിതാ മതില്‍ ഒക്കെ പരിഗണിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഇരുപതു സീറ്റിലും സ്ത്രീകള്‍ തന്നെ മല്‍സരിക്കേണ്ടി വരുമോ എന്നായിരുന്നു ഭയം. പക്ഷേ, സി.പി.എം. സി.പി.ഐ. പാര്‍ട്ടികള്‍ സ്ത്രീപക്ഷപാതികളാണ്. ആഗോള താപനത്തിന്റെ ഈ വേനല്‍ക്കാലത്ത് സി.പി.ഐ. സ്ത്രീകളെ പ്രയാസപ്പെടുത്തുകയില്ല. സി.പി.എം. ആകട്ടെ, രണ്ടു സ്ത്രീകളെ മാത്രമേ ബുദ്ധിമുട്ടിക്കുകയുള്ളൂ. അതില്‍ ഒരാള്‍ സിറ്റിങ് എം.പിയാണ്. ഒഴിവാക്കാനാകില്ല. രണ്ടാമത്തെ ആള്‍ എം.എല്‍.എ. രണ്ടു സ്ത്രീകളെയും ജയസാധ്യതയുള്ള സീറ്റുകളില്‍ത്തന്നെ മല്‍സരിപ്പിച്ചു. മറ്റു സീറ്റുകളില്‍ ജയസാധ്യതയില്ലാത്തതിനാല്‍ അതൊക്കെ ആണുങ്ങളുടെ തലയില്‍ കെട്ടിവച്ചു. ഇനി അവരായി, അവരുടെ പാടായി. പക്ഷേ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സ്ത്രീകളോട് ആ കാരുണ്യമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ 41 ശതമാനം പാര്‍ലമെന്റിലേക്ക് ഒറ്റയടിക്ക് പതിനേഴു സ്ത്രീകള്‍. മമത ഇതു വഴി മലര്‍ത്തിയടിച്ചത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ. അദ്ദേഹമാണ് സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ ആദ്യം പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കു സീറ്റു നല്‍കും എന്നു പോലുമല്ല, പട്‌നായിക്കിന്റെ വാഗ്ദാനം. അതൊക്കെ നമ്മള്‍ എത്ര കേട്ടിരിക്കുന്നു. പട്‌നായിക് പറഞ്ഞതു 33 ശതമാനം സ്ത്രീകളെ ഇത്തവണ പാര്‍ലമെന്റിലേക്ക് അയയ്ക്കും എന്നാണ്. അതും നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍. ഓര്‍ക്കുക, പത്തൊമ്പതു വര്‍ഷമായി ഒഡിഷ ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകളെ ഒന്നിച്ചു നേരിടേണ്ട ആളാണ്. ഭരണവിരുദ്ധ വികാരത്തെ ഭയപ്പെടേണ്ട കാലമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സീറ്റുകള്‍ പത്തുമടങ്ങു വര്‍ധിച്ച സാഹചര്യവുമാണ്. 21 പാര്‍ലമെന്റ് സീറ്റുകളാണ് ഒഡിഷയില്‍. ഇരുപതിലും ജയിച്ചത് ബിജു പട്‌നായിക്കിന്റെ ബിജു ജനതാദള്‍. കഴിഞ്ഞ തവണ ഇരുപതില്‍ മൂന്നു പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. ഇത്തവണ ഏഴു പെണ്ണുങ്ങള്‍ ലോക്‌സഭയിലേക്കു പോകുമ്പോള്‍ നാലു സിറ്റിങ് എം.പിമാര്‍ പുറത്താകും. മമത ബാനര്‍ജി ആകട്ടെ, വാഗ്ദാനം നല്‍കാന്‍ പോലും സമയം കളഞ്ഞില്ല. നേരെ പട്ടിക പ്രസിദ്ധപ്പെടുത്തി. പെണ്ണുങ്ങള്‍ ഭരിച്ചതു കൊണ്ടു പെണ്ണുങ്ങള്‍ക്കു പ്രയോജനമുണ്ടായിട്ടില്ല എന്ന് ഇനിയാരും പരിഹസിക്കുകയില്ല. എന്തൊരു ചങ്കുറപ്പ്! ബി.ജെ.പിയുടെ ഗൗരവ് ഭാട്യ ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞതു പോലെ, ആണുങ്ങള്‍ പോയി പെറ്റിക്കോട്ടും വളയും ഇടുന്നതാണു നല്ലത്. Also Read: അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം ആയുസ്സുളള നാമജപം- കെ ആർ മീര എഴുതുന്നു എന്നാലും മുപ്പത്തിമൂന്നും നാല്‍പ്പത്തിയൊന്നും ശതമാനം സംവരണം! അതും ഒഡിഷയിലും ബംഗാളിലും! വിദ്യാഭ്യാസത്തിന്റെയും പ്രതിരോധത്തിന്റെയും വിദേശകാര്യത്തിന്റെയും വകുപ്പുകള്‍ ബി.ജെ.പി. ഗവണ്‍മെന്റ് സ്ത്രീകളെ ഏല്‍പ്പിച്ചപ്പോഴുണ്ടായ അതേ അവിശ്വസനീയത. സ്ത്രീ സാക്ഷരതയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണെങ്കില്‍ ഒഡിഷ ഇരുപത്തിയഞ്ചാം സ്ഥാനത്താണ്. ശിശുമരണനിരക്കിലും പെണ്‍ ശിശുമരണത്തിലും മുന്‍നിരയില്‍. ബാല വിവാഹനിരക്കിലും ബാലികാമാതാക്കളുടെ എണ്ണത്തിലും സ്ത്രീധനമരണങ്ങള്‍, സ്ത്രീകള്‍ക്ക് എതിരേയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയിലും മുമ്പില്‍. എങ്കിലും, ആകെയുള്ള 147 എം.എല്‍.എമാരില്‍ 12 സ്ത്രീകള്‍ ഉണ്ട്. മൂന്ന് വനിതാ എം.പിമാര്‍ ഉണ്ട്. എഴുപതുകളില്‍ത്തന്നെ നന്ദിനി സത്പതി എന്നൊരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്. 76 ശതമാനം മാത്രം സാക്ഷരതയുള്ള ബംഗാളിലും സമാനമായ സ്ഥിതി തന്നെ. പക്ഷേ, പ്രബുദ്ധകേരളത്തില്‍ അത്തരം മണ്ടത്തരങ്ങളില്ല. നിയമസഭയില്‍ ആകെയുള്ളത് എട്ടു പേര്‍. വിദ്യാഭ്യാസവും സാക്ഷരതയും കൊണ്ടുള്ള നേട്ടം! ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന സംവാദ പരിപാടി നടത്തിയിരുന്നു. അവതാരകന്റെ ഒരു ചോദ്യം ഇതായിരുന്നു: എന്തു കൊണ്ടാണ് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമല വിധിയെ എതിര്‍ക്കുന്നത്? വിദ്യാഭ്യാസവും പ്രബുദ്ധതയും ഒക്കെ തൊലിപ്പുറത്തേയുള്ളൂ, അകത്ത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ് എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി എതിര്‍ത്തു. അതു ശരിയല്ല, കേരളത്തില്‍ ചില വിഭാഗങ്ങള്‍ക്കൊഴികെ, പൊതു സമൂഹത്തിനു സ്ത്രീവിരുദ്ധതയില്ല എന്ന് അദ്ദേഹം ഖണ്ഡിച്ചു. പരിപാടി സംപ്രേഷണം ചെയ്തതിനു ശേഷം പ്രതിഷേധം അറിയിക്കാന്‍ വിളിച്ച ഉന്നത വിദ്യാഭ്യാസയോഗ്യതകളുള്ള ഒരു ഡിവൈ.എസ്.പിയും ഇതേ അഭിപ്രായം ആവര്‍ത്തിച്ചു. ഈ നാട്ടിലെ പുരുഷന്‍മാര്‍ക്കു സ്ത്രീവിരുദ്ധതയുണ്ട് എന്നു പറയുന്നതു ശരിയല്ല, ഞങ്ങള്‍ക്കാര്‍ക്കും സ്ത്രീകളോടു വിരോധമില്ല. ശരിയാണ്, കേരളത്തില്‍ എന്തു സ്ത്രീവിരുദ്ധത? അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്ന ഏതു സ്ത്രീയോടാണ് ഇവിടെ വിരുദ്ധത? മുദ്രാവാക്യം വിളിക്കാന്‍ പറയുമ്പോള്‍ വിളിക്കുന്നവളും നാമം ജപിക്കാന്‍ പറയുമ്പോള്‍ ജപിക്കുന്നവളുമായ ഒരുവളോടും ആര്‍ക്കും വിരോധമില്ല. ഉച്ചത്തില്‍ സംസാരിക്കാത്തവരും ചോദ്യങ്ങള്‍ ചോദിക്കാത്തവരും ചോദിക്കാതെ അഭിപ്രായം പറയാത്തവരും സ്വന്തം അവകാശങ്ങളെപ്പറ്റി ഓര്‍മ്മിക്കാത്തവരുമായ സ്ത്രീകള്‍ ഈ നാട്ടില്‍ എല്ലാക്കാലത്തും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അടക്കവും ഒതുക്കവുമില്ലാത്ത, സര്‍വ്വംസഹകള്‍ അല്ലാത്ത, ആവശ്യമില്ലാത്തിടത്ത് അഭിപ്രായം പറയുന്ന, ഞാന്‍ സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കുമെന്നു ഞാന്‍ തീരുമാനിക്കും എന്നു പറയുന്ന, ആണുങ്ങള്‍ക്കിടയില്‍ ആളാകാന്‍ ശ്രമിക്കുന്ന പെണ്ണുങ്ങള്‍ക്കു മാത്രമേ പ്രതിസന്ധികളുള്ളൂ. സ്ത്രീകള്‍ അഭിപ്രായം പറയുന്നതൊക്കെ നല്ലതാണ്, ആ അഭിപ്രായം നമ്മുടേതാണെങ്കില്‍. എതിരഭിപ്രായമാണ് പറയുന്നതെങ്കില്‍, അവളുമാര്‍ ശരിയല്ല. അത്തരക്കാരെ നാട്ടുകാര്‍ അപ്പോള്‍ത്തന്നെ അടിച്ചിരുത്തും. Also Read: ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയോടെ വളർന്നവളല്ല: കെ.ആർ മീര പിന്നെ ആഗ്രഹം മാത്രം മതിയോ? ജനപിന്തുണ വേണ്ടേ? അര്‍ഹത വേണ്ടേ? യോഗ്യത വേണ്ടേ? യോഗ്യതയും അര്‍ഹതയും മാത്രം കൈമുതലായി ഇക്കണ്ട സ്ഥാനങ്ങളൊക്കെ അലങ്കരിക്കുന്ന ആണ്‍കുട്ടികളോടു മല്‍സരിക്കാനുള്ള ശേഷി വേണ്ടേ? 1995ലെ ആദ്യ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഓര്‍മ്മ വരുന്നു. സ്ത്രീകള്‍ക്കു 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആദ്യ തിരഞ്ഞെടുപ്പ്. ന്യൂസ് റൂമിന് അകത്തും പുറത്തും ബസിനുള്ളിലും ട്രെയിനിലുള്ളിലും രൂക്ഷവിമര്‍ശനം. മല്‍സരിക്കാന്‍ സ്ത്രീകളെ കിട്ടില്ല എന്നും ഭര്‍ത്താക്കന്‍മാരുടെ പിന്‍സീറ്റ് ഭരണമായിരിക്കും നടക്കുക എന്നും ഘോരഘോര വാദങ്ങള്‍. ആദ്യ വര്‍ഷങ്ങളില്‍ അതു ശരിയുമായി. സ്ത്രീകളായ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവു പ്രകടമായിരുന്നു. പക്ഷേ, ആദ്യ ടേമിന്റെ അവസാനപാദത്തില്‍ സ്ഥിതി മാറി. മുറിഞ്ഞ വാക്യങ്ങളില്‍ തപ്പിപ്പെറുക്കി സംസാരിച്ചിരുന്ന പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്റുമാരും പതര്‍ച്ചയില്ലാതെ ഏതു ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കുന്നതു കേള്‍ക്കുമാറായി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത, അന്നോളം വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലാത്ത സ്ത്രീകള്‍ ഒരു വാര്‍ഡിന്റെ, ഒരു പഞ്ചായത്തിന്റെ ദൈനംദിന ആവശ്യങ്ങളും അവ നിവര്‍ത്തിക്കാനുള്ള നടപടിക്രമങ്ങളും അമ്പരപ്പിക്കുന്ന വേഗത്തില്‍ സ്വാംശീകരിക്കുന്നതു കാണുമാറായി. ഭരണനേട്ടങ്ങളില്‍ സ്ത്രീകള്‍ ഭരിച്ച പഞ്ചായത്തുകള്‍ ഒന്നാമതെത്തി. കേരളത്തില്‍ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും. തദ്ദേശഭരണ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കേണ്ട ഏടാണ് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലുള്ള മൈദോലാലുവിന്റേത്. 33 ശതമാനം സ്ത്രീ സംവരണത്തില്‍ പ്രതിഷേധിച്ച് പുരുഷന്‍മാര്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ച പഞ്ചായത്ത്. എല്ലാ വാര്‍ഡുകളിലും സ്ത്രീകള്‍ മാത്രം മല്‍സരിച്ചു. അങ്ങനെ മൈദോലാലു സ്ത്രീകള്‍ ഒറ്റയ്ക്കു ഭരിച്ചു. കര്‍ണാടകയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. പഞ്ചായത്തിരാജ് അനുഭവങ്ങളില്‍ നിന്നു പഠിക്കേണ്ട പാഠം അതാണ്. ഭരണശേഷി എന്നത് ഒരു സ്‌കില്‍ ആണ്. പരിചയസമ്പത്താണ് ആ സ്‌കില്ലിന്റെ അടിസ്ഥാനം. കെ. ആര്‍. ഗൗരിയമ്മ മികച്ച മന്ത്രിയായത് ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും അടുത്തറിഞ്ഞതു കൊണ്ടാണ്. കെ.കെ.ശൈലജയും ജെ. മേഴ്‌സിക്കുട്ടിയമ്മയും മികച്ച മന്ത്രിമാരാകുന്നതും അതു കൊണ്ടു തന്നെ. അക്കാലത്തു ഗൗരിയമ്മയ്ക്കും ഇക്കാലത്തു മേഴ്‌സിക്കുട്ടിയമ്മയ്ക്കും കെ.കെ. ശൈലജ ടീച്ചര്‍ക്കും അതു സാധ്യമായത് അവര്‍ക്ക് അവസരം കിട്ടിയതു കൊണ്ടാണ്. അവിടെയാണ് അവസരങ്ങളുടെ പ്രസക്തി. ഭരിച്ചു ഭരിച്ചാണ് ആണുങ്ങള്‍ നല്ല ഭരണകര്‍ത്താക്കളായത്. ഭരിക്കുന്തോറും പെണ്ണുങ്ങളും നല്ല ഭരണകര്‍ത്താക്കളാകും. നാരി ഭരിച്ചാല്‍ നശിച്ചതു തന്നെ. എന്ത്? ആണ്‍ അഹന്ത. അതിനാല്‍, സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു നടപടിയും ആകസ്മികമായോ സ്വാഭാവികമായോ സംഭവിക്കുകയില്ല. അതിനു മന:പൂര്‍വ്വമായ ഇടപെടല്‍ വേണം. നമ്മുടെ കലാലയ, വാഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ തന്നെയാണു തെളിവ്. ചെയര്‍മാന്‍ സ്ഥാനം ആണ്‍കുട്ടിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനം പെണ്‍കുട്ടിക്കും എന്ന പരമ്പരാഗത ആചാരം മഹാരാജാസില്‍ ഭഞ്ജിക്കപ്പെട്ടത് 2017ല്‍ മാത്രം. മഹാരാജാസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മൃദുല ഗോപി. പാലക്കാട് വിക്ടോറിയ കോളജില്‍ യൂണിയന്‍ സ്ഥാനങ്ങള്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കു മാറ്റി വയ്‌ക്കേണ്ടതുണ്ട് എന്ന് എസ്.എഫ്.ഐയ്ക്കു തോന്നിയത് 2018ല്‍. സി.എം.എസ്. കോളജിന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടി റൂബിന മോള്‍ ചെയര്‍പേഴ്‌സണ്‍ ആയതും ഇക്കാലത്ത്. ഫറൂഖ് കോളജില്‍ എം.എസ്.എഫിന്റെ മിനാ ഫര്‍സാന, മാന്നാനം കെ.ഇ. കോളജില്‍ ആന്‍സ് ജോസഫ്. കാലടി യൂണിവേഴ്‌സിറ്റിയില്‍ അന്‍ജുന കെ.എം. എന്നിട്ടോ? ഈ പെണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമായി മാറിയ കുടുംബശ്രീയുടെ അംഗങ്ങള്‍ക്കും പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു യോഗ്യത തെളിയിച്ച സ്ത്രീകള്‍ക്കും നല്‍കാന്‍ വിവിധ പാര്‍ട്ടികളുടെ പക്കല്‍ എന്തുണ്ട്? അവര്‍ ഇനി ചുവടു വയ്‌ക്കേണ്ടതു നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ആണ്. ആ വാതിലുകള്‍ തുറക്കാത്തിടത്തോളം രണ്ടാം നവോത്ഥാനവും വനിതാ മതിലും അര്‍ത്ഥശൂന്യമാണ്. തുല്യപൗരത്വം റദ്ദാക്കുന്ന ഒരു തന്ത്രം മാത്രമാണ്. Also Read: അധികാര രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുന്നവർ Also Read: ആറ് പതിറ്റാണ്ടിനിടെ കേരളം കണ്ടത് എട്ട് വനിത മന്ത്രിമാരെ മാത്രം ഇന്നും ഈ തന്ത്രങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ നടപ്പാക്കുന്നു. അതിന് അവര്‍ക്ക് അധികാരസ്ഥാപനങ്ങളില്‍ സ്ത്രീയുടെ ന്യൂനപക്ഷാവസ്ഥ ധൈര്യം പകരുന്നു. ആദ്യ പാര്‍ലമെന്റില്‍ രണ്ടു സഭകളിലും കൂടി വെറും 20 പേര്‍. ലോക്‌സഭയില്‍ പത്തു പേര്‍. എഴുപതാണ്ടു കഴിഞ്ഞിട്ടും സ്ത്രീകള്‍ ഇന്നും ന്യൂനപക്ഷം തന്നെ. ഇക്കാലത്തിനിടെ കേരളത്തില്‍നിന്നു ലോക്‌സഭയില്‍ എത്തിയത് എട്ടു സ്ത്രീകള്‍ മാത്രം. പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം. സഭയില്‍ ഇവരുടെയൊക്കെ പങ്കാളിത്തം എന്താണ്? കഴിഞ്ഞ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതും മുല്ലപ്പള്ളി രാമചന്ദ്രന്‍. 92% ഹാജര്‍. 645 ചോദ്യങ്ങള്‍ ചോദിച്ചു. 162 ഡിബേറ്റുകളില്‍ പങ്കെടുത്തു. 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. പക്ഷേ, ഏറ്റവും കൂടുതല്‍ ഡിബേറ്റുകളില്‍ പങ്കെടുത്തതും ചോദ്യങ്ങള്‍ ചോദിച്ചതും സി.പി.എമ്മുകാരായ രണ്ട് എം.പിമാര്‍ പി.കെ. ബിജുവും എം.ബി രാജേഷും. പി.കെ. ബിജുവിന് 89 ശതമാനം ഹാജര്‍. 326 ഡിബേറ്റുകളില്‍ പങ്കെടുത്തു. 580 ചോദ്യങ്ങള്‍ ചോദിച്ചു. എം.ബി. രാജേഷിന്റെ ഹാജര്‍ 84ശതമാനം. 238 ഡിബേറ്റുകളില്‍ പങ്കെടുത്തു. 576 ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ, എന്‍. കെ. പ്രേമചന്ദ്രനും ജോയ്‌സ് ജോര്‍ജും ഉണ്ട്. പ്രേമചന്ദ്രന്‍ 300 ഡിബേറ്റുകളില്‍ പങ്കെടുത്തു. 470 ചോദ്യങ്ങള്‍ ചോദിച്ചു, ഏഴു ബില്ലുകള്‍ അവതരിപ്പിച്ചു. ജോയ്‌സ് ജോര്‍ജ് 290 ഡിബേറ്റുകളില്‍ പങ്കെടുത്തു, 541 ചോദ്യങ്ങള്‍ ചോദിച്ചു. 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷിന് 69% ഹാജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 100 ഡിബേറ്റുകളില്‍ പങ്കെടുത്തു. 535 ചോദ്യങ്ങള്‍ ചോദിച്ചു. ആറു ബില്ലുകള്‍ അവതരിപ്പിച്ചു. ശശി തരൂര്‍ പങ്കെടുത്തത് 90 ഡിബേറ്റുകളില്‍ ആണ്. 480 ചോദ്യങ്ങള്‍ ചോദിച്ചു. 16 ബില്ലുകള്‍ അവതരിപ്പിച്ചു. മലയാളികളായ എം.പിമാരില്‍ ഏറ്റവും കുറവു ചോദ്യങ്ങള്‍ ചോദിച്ചവരും ഏറ്റവും കുറച്ചു ഡിബേറ്റുകളില്‍ പങ്കെടുത്തവരും കെ.വി. തോമസ്, എം.ഐ. ഷാനവാസ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍. ഇടത് എം.പിമാരില്‍ ഇന്നസെന്റ് എം.പി. ആണ് ഏറ്റവും പിന്നില്‍. അദ്ദേഹത്തിന്റെ ഹാജര്‍ 69 ശതമാനം ഇന്നസെന്റ് ആകെ ചോദിച്ചത് 217 ചോദ്യങ്ങള്‍. പങ്കെടുത്തത് 42 ഡിബേറ്റുകള്‍. എന്നിട്ടും അദ്ദേഹത്തിനു സ്വന്തം മണ്ഡലത്തില്‍ ജയസാധ്യതയുണ്ട്. കാരണം, ചോദ്യങ്ങള്‍ ചോദിക്കാത്തവര്‍ക്കും ലൈംഗികാതിക്രമ കേസുകളില്‍ കുറ്റാരോപിതരെ പിന്തുണയ്ക്കുന്നവര്‍ക്കുമാണ് ക്രൈസ്തവസഭകളുടെ പിന്തുണ. കേവലം 39ശതമാനം ഹാജര്‍ നിലയുള്ള ഹേമമാലിനി പോലും പതിനേഴ് ഡിബേറ്റുകളില്‍ പങ്കെടുക്കുകയും 210 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എങ്കിലും, രാജ്യസഭാംഗവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നസെന്റ് ബഹുദൂരം മുന്നിലാണ്. സുരേഷ് ഗോപി ഇതുവരെ പങ്കെടുത്തത് 11 ഡിബേറ്റുകളില്‍. ചോദിച്ചതു നാലേ നാലു ചോദ്യങ്ങള്‍. എല്ലാ ഉത്തരങ്ങളും അറിയുന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. സുരേഷ് ഗോപിയുടെ നേതാവ് അമിത് ഷാ സഭയില്‍ മൂന്നു ചോദ്യങ്ങളേ ചോദിച്ചിട്ടുള്ളൂ. യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി ആറു ചോദ്യങ്ങളും. കേരളത്തിന്റെ ഏക വനിതാ എം.പി. ആയിരുന്ന പി.കെ. ശ്രീമതി ടീച്ചറോ? 77 ശതമാനം ഹാജര്‍, 167 ഡിബേറ്റുകള്‍, 509 ചോദ്യങ്ങള്‍. പാര്‍ലമെന്റിലെ പങ്കാളിത്തത്തില്‍, ശശി തരൂര്‍ ഉള്‍പ്പെടെ മറ്റെല്ലാ എം.പിമാരെക്കാളും മെച്ചപ്പെട്ട പങ്കാളിത്തം. എന്നിട്ടും പാര്‍ട്ടിക്കു കൂടുതല്‍ സീറ്റുകളില്‍ സ്ത്രീകളെ നിര്‍ത്താന്‍ ധൈര്യമില്ല. ജനം അവരെ പിന്തുണയ്ക്കും എന്ന് ഉറപ്പില്ല. രണ്ടായിരത്തിപ്പത്തില്‍ വനിതാസംവരണ ബില്‍ പാസ്സാക്കുന്നതിനെ എതിര്‍ത്തു ചെന്നൈയില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ഒരു സംഘടനയുണ്ട് – ആണ്‍കള്‍ പാതുകാപ്പ് സംഘം. ജനനം മുതല്‍ മരണം വരെ പുരുഷന്‍മാര്‍ സഹിക്കുന്ന യാതനകള്‍ അവസാനിപ്പിച്ചു സ്ത്രീകളില്‍ നിന്നു നീതി നേടുകയാണു ലക്ഷ്യം. ആണ്‍പാതുകാപ്പ് സംഘം കേരളത്തിലും വരണം. എല്ലാ മുന്നണികള്‍ക്കും വേണ്ടി സീറ്റുകളായ സീറ്റുകളിലെല്ലാം മല്‍സരിച്ചു ജയിക്കാന്‍ വിധിക്കപ്പെട്ട പാവം പുരുഷന്‍മാരെ സംരക്ഷിക്കാനും വേണ്ടേ ആരെങ്കിലും? ജി .എം .എൽ ,പി .സ്കൂൾ പട്ടാമ്പിയിലെ കുഞ്ഞു കൂട്ടുകാർ ഖസാക്കിലെത്തി ചിലർ പാട്ടുകൾ പാടിയും ,ചോദ്യങ്ങൾ ചോദിച്ചും ,ഡോക്യൂമെൻറ്ററി കണ്ടും ….ഒത്തിരിനേരം ഖസാക്കിൽ പങ്കുവെച്ചു … അദ്ഭുതപ്പെടുത്തുന്ന രക്ഷാപ്രവര്‍ത്തനം; മലപ്പുറം നന്‍മയെ പ്രശംസിച്ച് മേനക ഗാന്ധി കൊണ്ടോട്ടി: മഹാമാരിക്കാലത്തു പറന്നിറങ്ങിയ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും നാട് മുക്തരായി വരുന്നേയുള്ളൂ. പരിമിതികളും തടസങ്ങളും വകഞ്ഞു മാറ്റി കരിപ്പൂര്‍ വിമാനാപകടം നടന്നയുടന്‍ സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്കു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദപ്രവാഹമായിരുന്നു. മലപ്പുറം ജനതയുടെ നന്‍മ മനസിനെ പ്രശംസിച്ച് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിയും രംഗത്തെത്തി.മുസ്ലിം യൂത്ത് ലീഗ് നേതാവ് നൽകിയ ഇ-മെയിൽ സന്ദേശത്തിനു മറുപടി ആയാണ് മേനക ഗാന്ധിയുടെ അഭിന്ദനം കരിപ്പൂര്‍ വിമാനദുരന്തമുണ്ടായപ്പോള്‍ അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ് രക്ഷാപ്രവര്‍ത്തനവുമായി മലപ്പുറത്തെ ജനങ്ങള്‍ എത്തിയത്. ഈ മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നു. ഇത് നിലനിര്‍ത്തണമെന്നും മേനക ഇ – മെയില്‍ സന്ദേശത്തില്‍ പറയുന്നു. മേനക ഗാന്ധിക്ക് മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അയച്ച ഇ-മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് മലപ്പുറത്തെ പ്രശംസിച്ചത്. മുമ്പ് പാലക്കാട് ജില്ലയിൽ സ്‌ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ കുറിച്ചുള്ള മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂർ ‌ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയിൽ അയച്ചിരുന്നു കണ്ണൂർ: കണ്ണൂർ സർവകലാശാല (kannur university) വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് (youth congress) പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ യൂണിവേഴ്സിറ്റിയെ സിപിഎം പഠനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കന്ന വിസിയോട് ഇത് അവസാനിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത പ്രിയ വർഗീസിനില്ലെന്നാണ് ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമർശിക്കുന്നു. 2012 ൽ തൃശ്ശൂർ കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച രാഗേഷിൻറെ ഭാര്യ പ്രിയ സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.അപ്പോൾ പ്രിയ വർഗിസീൻറെ ആകെ അധ്യാപന പരിചയം നാലുവർഷം മാത്രമാണ്. ഗവേഷണം കഴിഞ്ഞ് 2019 മുതൽ രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്തം മാത്രം ഉളളതിനാൽ ഈ തസ്തികയും അധ്യാപന പരിചയത്തിൽ ഉൾപ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ തുടക്കത്തിൽ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ശരിയായ യോഗ്യത ഇല്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും എന്നിരിക്കെ പ്രിയ വർഗീസിനെയും ഉൾപ്പെടുത്തി സർവകലാശാല തിടുക്കപ്പെട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടടുത്ത ദിവസം തന്നെ സർവകലാശാല സ്ക്രീനിംഗ് കമ്മിറ്റി കൂടി പ്രിയ വർഗീസിനേയും ഉൾപ്പെടുത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. 1928ല്‍ Martin Hürlimann എടുത്ത ചിത്രം; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും പദ്മതീര്‍ത്ഥ കുളവും കുളിക്കടവും കാണാം. പുതിയതും ഉപയോഗിച്ചതുമായ പുസ്തകങ്ങൾ വിൽക്കുന്ന സൈറ്റുകളിലേക്കുള്ള ലിങ്കുകളുടെ പട്ടിക ആണ്‌ താഴെ. താങ്കൾ തിരയുന്ന പുസ്തകത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഈ പട്ടികയിൽ നിന്നു ലഭിച്ചേക്കാം: മലയാളസിനിമകള്‍ സംയോജനം ചെയ്തവരുടെ ഒരു പട്ടിക താഴെ കാണാം. പേരിന്‍റെ ആദ്യാക്ഷരം വച്ച് പട്ടികകളായിയാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഓരോ പട്ടികകളായി ഇവയെ കാണാം. വ്യക്തികള്‍ക്ക് നേരെ കാണുന്ന നമ്പരുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവരവരുടെ സിനിമകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കാണാനാവും. നമ്മുടെയെല്ലാം ഉള്ളില്‍ ഒരു സുധാകരനുണ്ട്. കുഞ്ഞുന്നാള്‍ മുതല്‍ക്കേ വീട്ടില്‍ നിന്നു തുടങ്ങുന്ന വിവേചനത്തോടെ പെണ്ണിനോട് അധികാരത്തിന്റെ മേല്‍ക്കോയ്മ മനസില്‍ വച്ചുകൊണ്ടു നടക്കുന്നവര്‍. ആണധികാരത്തിന്റെ മെയില്‍ ഷോവനിസ്റ്റ് പന്നികള്‍. മീന്‍ വറുത്തതുണ്ടാക്കിയാല്‍ മകന് രണ്ടും മകള്‍ക്ക് ഒന്നും പങ്കിടുന്ന അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന സാംസ്‌കാരിക/സാമൂഹിക സ്വാധീനമാണ് ഈ മനോവൈകല്യത്തിന് നിദാനം. പെണ്ണിനെ കേവലം ഭോഗവസ്തുവോ അതുമല്ലെങ്കില്‍ തനിക്കു വച്ചുവിളമ്പാനുള്ള, തന്റെ വീട്ടുകാര്യങ്ങള്‍ നോക്കാനുള്ളവളോ ആയി കരുതുന്ന മാനസിക നിലവാരം നമ്മളിലോരോരുത്തരിലുമുണ്ട്. പിന്നെ, സംസ്‌കാരത്തിന്റെ ആവരണത്തിനുള്ളിലമര്‍ത്തി അതിനെ പുറത്തുവരാതെ കാക്കുന്നവരാണ് ആണ്‍വര്‍ഗം. ഒളിഞ്ഞുനോട്ടത്തിനും സ്ത്രീപീഡനത്തിനും പൂവാലശല്യത്തിനും എല്ലാം നിദാനമാകുന്നത് അടിസ്ഥാനപരമായി ആണിന്റെ ഈ അധികാരബോധമാണ്. അവനില്‍ സംസ്‌കാരവും സമൂഹവും വളര്‍ത്തുദിശയിലേ ഊട്ടിയുറപ്പിക്കുന്ന മിഥ്യാവബോധങ്ങളാണ്. ഈ മാനസികാവസ്ഥയുടെ വിശകലനമാണ് തീപ്പെട്ടി എന്ന ചിത്രത്തിനു ശേഷം യുവ സംവിധായകനും തിരക്കഥാകൃത്തുമായ ശിവറാം മണി എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമായ തി.മി.രം എന്ന കൊച്ചു ചിത്രം. പി. പത്മരാജന്‍ ഇന്നലെയിലൂടെ പരിചയപ്പെടുത്തിയ നടന്‍ കെ.കെ.സുധാകരന്‍ നിര്‍മിച്ച് അദ്ദേഹം തന്നെ പ്രധാനവേഷമഭിനയിച്ച തി.മി.രം മലയാളിസമൂഹത്തിലെ ഇരട്ടത്താപ്പുകളെയും സദാചാരമിഥ്യകളെയും ഒരുപോലെ തോലുപൊളിച്ചു കാണിക്കുന്നു. അതിശക്തമായ സ്ത്രീപക്ഷ സിനിമയാണിത്. അതിലുപരി അത് മലയാളിയുടെ സദാചാര വൈരുദ്ധ്യത്തിനും ലൈംഗിക മനോവൈകല്യത്തിനും പിന്നിലുള്ള സാമൂഹികാവസ്ഥയെക്കൂടി ആഴത്തില്‍ വിശകലനം ചെയ്യുന്നു. വ്യവസ്ഥാപിത കഥാനായകനല്ല ചിത്രത്തിലെ വൃദ്ധനായ സുധാകരന്‍ (കെ.കെ.സുധാകരന്‍ കമ്പോളത്തില്‍ വ്യഞ്ജനങ്ങളുടെ മൊത്തവിതരണം നിര്‍വഹിക്കുന്ന ഇടത്തരം കുടുംബത്തിന്റെ നാഥനായ അയാള്‍ ശരാശരി മലയാളി പുരുഷന്റെ എല്ലാ ലൈംഗിക ദാരിദ്ര്യവും അനാരോഗ്യവും മാനസികവൈകല്യവുമുള്ള ഒരു സാധാരണക്കാരനാണ്. വളര്‍ന്നുവന്ന സാഹചര്യം കൊണ്ടു തന്നെ ആണധികാരത്തില്‍ അഹങ്കരിക്കുന്നയാള്‍. ഭാര്യ അയാള്‍ക്ക് വച്ചുവിളമ്പാനും അയാളുടെ മകനെ പ്രസവിക്കാനുമുള്ള ഒരു വസ്തുവാണയാള്‍ക്ക്. കടുത്ത പ്രമേഹത്താല്‍ ലൈംഗികശേഷി പോലും നഷ്ടപ്പെട്ട അയാള്‍ക്ക് പക്ഷേ ആസക്തി അടക്കാനാവുന്നില്ല. അതയാള്‍, അയല്‍ക്കാരിയും വിധവയുമായ കടയുട പുഷ്പമ്മ(ആശ നായര്‍)യില്‍ ബലമായി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. അതയാളെ വയസാംകാലത്ത് പൊലീസ് സ്‌റ്റേഷന്‍ കയറ്റിക്കുന്നു. കാശുകൊടുത്ത് രാപ്പാടിയെത്തേടിയണയുമ്പോഴും സുധാകരന് പരാജയം മാത്രമാണ് അനുഭവം. അതയാളിലെ ആണിനെ ഒന്നുകൂടി അപമാനിക്കുന്നതേയുള്ളൂ. ലോകത്ത് പെണ്ണ് എന്ന വര്‍ഗം തന്നെ ഉണ്ടായിരിക്കുന്നത് ആണിന്റെ ആസക്തി മാറ്റാനും ആണിന്റെ സന്തതിപരമ്പരകള്‍ക്കു ജന്മം നല്‍കാനും അവരെ പോറ്റിവളര്‍ത്താനുമാണെന്ന ചിന്താഗതിയുടെ തിമിരബാധയില്‍ ലോകത്തിന്റെ വര്‍ണങ്ങളും മാറ്റത്തിന്റെ വെളിച്ചവും പോലും കാണാനാവാത്തവിധം കാഴ്ചമങ്ങിയ അവസ്ഥയിലാണയാല്‍. സമകാലികലോകത്ത് അക്ഷരാര്‍ത്ഥത്തില്‍ അയാള്‍ അന്യന്‍ തന്നെയാണ്. വിദ്യാസമ്പന്നനും സിനിമാപ്രേമിയുമായ ഏക മകനന്‍ റാമും(വിശാഖ് നായര്‍) ഭാര്യ വന്ദന(മീരനായര്‍)യും അയാള്‍ക്കൊപ്പമാണ് താമസം. പ്രൊഫഷനല്‍ ഡിഗ്രി ഉണ്ടായിട്ടും സിനിമ എന്ന ലക്ഷ്യത്തിലെത്താന്‍ ആശ്രാന്ത പരിശ്രമത്തിലാണ് മകന്‍.അതിനാല്‍ തന്നെ സാമ്പത്തികമായി സ്വതന്ത്രനല്ല അയാള്‍. സ്വന്തം പ്രതീക്ഷകള്‍ക്കൊത്ത് സ്ത്രീധനം വാങ്ങി ഒരു കല്യാണത്തിനു മുതിരാതെ മകന്‍ സ്വേച്ഛ പ്രകാരം പ്രണയിച്ചു കെട്ടിക്കൊണ്ടുവന്ന മരുമകളെ ഒരുതരത്തിലും അംഗീകരിക്കുന്നില്ല സുധാകരന്‍. വ്യക്തിയെന്ന നിലയ്ക്കു ലിംഗപരം മാത്രമല്ല ആ വേര്‍തിരിവ്. മറിച്ച് സാമ്പത്തിക മാനദണ്ഡങ്ങള്‍ കൂടി ആ ബന്ധം അംഗീകരിക്കാത്തതിനു പിന്നിലുണ്ട്. തന്നോട് മിണ്ടാനോ തനിക്കു വേണ്ടി ഭക്ഷണമൊരുക്കാനോ, എന്തിന് തന്റെ ചെരിപ്പു വച്ച തട്ടിന്റെ മുകള്‍ത്തട്ടില്‍ അവളുടെ പാദരക്ഷ വയ്ക്കാനോ പോലും സമ്മതിക്കുന്നില്ല സുധാകരന്‍. ഒരിക്കല്‍പ്പോലും മകന്റെ കുഞ്ഞിനെ ഒന്നെടുക്കുന്നതായും കാണുന്നില്ല. സുധാകരനിവിടെ സുധാകരനോടല്ലാതെ ആരോടും പ്രത്യേകിച്ച് മമത കാണുന്നില്ല. മറ്റു പെണ്ണുങ്ങളോട് അയാള്‍ക്കുള്ള ലൈംഗികാഭിനിവേശം, സ്വന്തം കിടപ്പറയില്‍ ഭാര്യയോട് കാണിക്കുന്നുമില്ല. ഇതൊന്നുമല്ല തി.മി.രം എന്ന ചിത്രത്തെ മികച്ചൊരു സ്ത്രീപക്ഷ ചിത്രമാക്കിത്തീര്‍ക്കുന്നത്. ആണ്‍നോട്ടത്തിലൂന്നിയ ലൈംഗികവിവേചനമെന്ന മാനസിക തിമിരത്തിന്റെ മൂലകാരണം തേടുന്നു എന്നതിലാണ് തി.മി.രം സാമൂഹികപ്രസക്തിയാര്‍ജിക്കുന്നത്. ലൈംഗികമായി സ്ത്രീ പുരുഷ പ്രജ്ഞകളെയും മനുഷ്യശരീരത്തെത്തന്നെയും വിഭജിച്ചു കാണുന്ന മനഃസ്ഥിതി നൈസര്‍ഗികമായി മനുഷ്യനു വന്നുചേരുന്നതല്ല, മറിച്ച് സമൂഹം അവനില്‍ അടിച്ചേല്‍പ്പിക്കുന്നതോ അവശേഷിപ്പിക്കുന്നതോ ആണ്. വംശവര്‍ധനയ്ക്കു വേണ്ടി മാത്രം ഇണചേരുന്ന മൃഗചോദനകളില്‍ നിന്നു വിഭിന്നമായി കുടുംബമെന്ന സങ്കല്‍പത്തിലൂന്നി സാമൂഹിക സദാചാരവ്യവസ്ഥകള്‍ കെട്ടിപ്പൊക്കി ലൈംഗികതയെ അതിന്റെ ആണിക്കല്ലായി പ്രതിഷ്ഠിക്കുന്ന മാനവിക മാനുഷികതയ്ക്കു വന്നുഭവിക്കുന്ന പുഴുക്കുത്തലുകളാണ് സമൂഹത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്ന ഇത്തരം മിഥ്യാവബോധങ്ങള്‍. മതവും സംസ്‌കാരവും മാത്രമല്ല അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയുമെല്ലാം അതിന് ഉപോല്‍ബലകമായിത്തീരുന്നുണ്ട്. അധികാരം അതിന്റെ അച്ചാണിയായിത്തീരുന്നുമുണ്ട്. സ്ത്രീയെ എന്നും തന്റെ അടിമയായി വച്ചുവാഴിക്കാനാണ് പുരുഷന്‍ ചരിത്രത്തിലെന്നും പിന്തുടര്‍ന്നു കണ്ടിട്ടുള്ളത്. നമ്മുടെ കമ്പോള മുഖ്യധാരാ സാഹിത്യ-ചലച്ചിത്രരചനകളിലെല്ലാം പ്രതിഫലിച്ചു കാണുന്നതും ഇതൊക്കെത്തന്നെയാണ്. അതുകൊണ്ടാണ് ജഗന്നാഥന്മാരും ഇന്ദുചൂഡന്മാരും തങ്ങളുടെ നായികമാരെ വരച്ച വരയില്‍ നിര്‍ത്തുന്നത്. തന്റെ പിള്ളേരെ പെറ്റുവളര്‍ത്താന്‍ കൂടെ കൂടുന്നോ എന്ന് നായികയോട് ചോദിക്കുന്നത്. മറ്റുസമയങ്ങളില്‍ വശപ്പിശകുകളായ പെണ്ണുങ്ങളോടോത്ത് ഝാങ്കണക്ക ഝില്ലം ഝില്ലം പൂന്തിവിളയാടുന്നത്. സിനിമയിലെ വല്ല്യേട്ടന്മാരും ഇതില്‍ നിന്നു വിഭിന്നരല്ല. കാലം മാറിയെന്നു വച്ച് അവരുടെ മാനസികാവസ്ഥകള്‍ക്കു മാറ്റം സംഭവിക്കുന്നുമില്ല. മലയാളിയുടെ ലൈംഗിക ഇരട്ടത്താപ്പിനെ തുറന്നുകാട്ടിയ ചാപ്പാക്കുരിശിലെ അര്‍ജ്ജുന്‍ (ഫഹദ് ഫാസില്‍) ഈ ആണത്ത മേല്‍ക്കോയ്മാ മനോനിലയുടെ അങ്ങേയറ്റത്തു നില്‍ക്കുന്നവനാണ്. സ്പിരിറ്റിലെ മദ്യാസക്തനായ രഘുനന്ദനന് മുന്‍ഭാര്യയോട് ചില പ്രത്യേകസാഹചര്യത്തില്‍ തോന്നുന്നത് പരിശുദ്ധമായ പ്രണയമല്ല, മറിച്ച് ഒന്നുപിടിച്ച് ബലാല്‍സംഗം ചെയ്യാനാണ് പുഷ്പമ്മയെ പലതവണ ശ്രമിച്ചിട്ടും സാധിക്കാതെ വരുമ്പോള്‍ തി.മി.രത്തിലെ സുധാകരന്‍ അവളോട് ആരും കേള്‍ക്കാതെ പറയുന്ന ഒരന്ത്യശാസനയുണ്ട് നോക്കിക്കോ എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ നിന്നെ ചെയ്തിരിക്കും നമ്മുടെ പൊതുബോധത്തിലെ നായകന്മാര്‍ക്കെല്ലാമുള്ള ഹീറോയിസത്തിന്റെ സുപ്രധാന ആരോപിതഗുണങ്ങളിലൊന്ന് ആണ്‍കോയ്മാക്കോണിലൂടെയുള്ള ഈ സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ്. ഈ നായകസ്വത്വങ്ങളെല്ലാം മലയാള സിനിമയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊട്ടിയുറപ്പിച്ചിട്ടുള്ളത് തീര്‍ത്തും സ്ത്രീവിരുദ്ധമായ, ലൈംഗികവിവേചനത്തിന്റെ പുരുഷനോട്ടങ്ങള്‍ തന്നെയാണ്. ഈ പുരുഷനോട്ടത്തിനു പിന്നിലുള്ള വളര്‍ത്തുദോഷത്തിലേക്കു വെളിച്ചം വീശുന്നു എന്നതാണ് തി.മി.രം.എന്ന കൊച്ചു സിനിമയുടെ പ്രസക്തി. സ്വകാര്യ ആശുപത്രിയില്‍ തന്നെ ഒടുവില്‍ തിമിര ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിക്കപ്പെടുന്ന സുധാകരന് വാസ്തവത്തില്‍ ആദ്യോദ്യമത്തില്‍ കാഴ്ച ഭാഗികമായി വീണ്ടുകിട്ടുന്നുണ്ട്. അയാള്‍ വര്‍ഷങ്ങളായി താന്‍ ധരിക്കുന്ന ഷര്‍ട്ടിന്റെ കളര്‍ പോലും കാണുന്നത് അപ്പോഴാണ്. പക്ഷേ കാഴ്ചയിലുണ്ടാവുന്ന ഈ വ്യക്തത അയാളിലെ ഉള്‍ക്കാഴ്ചയുടെ തകരാറു മൂലം പെട്ടെന്ന് അണുബാധയേറ്റ് വീണ്ടും മറയുകയാണ്. അതിന് വഴിവയ്ക്കുന്നതോ, സ്വന്തം മകനും ഭാര്യയും കിടക്കുന്ന കിടപ്പറയില്‍ ഒളിഞ്ഞു നോക്കാന്‍ പോകുന്നതിന്റെ അനന്തരഫലമായി ഉണ്ടാവുന്നതാണ്. തുടര്‍ന്നുണ്ടാവുന്ന സങ്കീര്‍ണതയ്ക്ക് ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തവാസത്തിനു വിധിക്കപ്പെടുന്നിടത്താണ് സുധാകരനിലെ ആണത്ത തിമിരം യഥാര്‍ത്ഥത്തില്‍ അയാളെ വിട്ടകലുന്നത്. അവിടെ തന്നെ ശുഷ്രൂഷിക്കാന്‍ നില്‍ക്കുന്ന യുവതിയായ നഴ്‌സ് അനിഷ(രചന നാരായണന്‍കുട്ടി)യാണ് അയാളിലെ മൃഗ/ഭോഗതൃഷ്ണകള്‍ നീക്കി ബോധത്തിന്റെ പ്രകാശവെട്ടത്തിലേക്ക് കണ്ണുതുറപ്പിക്കുന്നത്. മകളുടെ മാത്രം പ്രായം വരാത്ത അവളോടും ലൈംഗികമായിത്തന്നെയാണ് സുധാകരന്റെ സമീപനങ്ങളെല്ലാം ആരംഭിക്കുന്നത്. പക്ഷേ, അതയാളെ അവളില്‍ നിന്ന് ഒരു വടിദൂരം അകറ്റുന്നു. കേവലമൊരു പെണ്ണിനു മുന്നില്‍ തോറ്റുകൊടുക്കാന്‍ അനുവദിക്കാത്ത അയാളുടെ അഹങ്കാരത്തിന്റെ/അഹംഭാവത്തിന്റെ തിമിരമലിയുന്നത് കണ്ണുകാണാനാവാതെ കക്കൂസില്‍ പോകാന്‍ ശ്രമിക്കവേ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ സാധിക്കാതെ വീണുപോകുന്നിടത്താണ്. പ്രായത്തിന്റെ പരിമിതികളെപ്പോലും അവഗണിക്കാനാണ് അയാളിലെ പൗരുഷത്തിന്റെ അഹങ്കാരം സുധാകരനെ പ്രേരിപ്പിക്കുന്നത്. പക്ഷേ യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അയാള്‍ക്ക് കീഴടങ്ങേണ്ടിവരുന്നു. അച്ഛനെന്നു കരുതി സഹിച്ചതത്രയും പക്ഷേ സ്വന്തം മുറിയില്‍ ഒളിഞ്ഞു നോക്കാന്‍ ശ്രമിച്ചതോടെ മറന്ന് മേലില്‍ അയാളെ അച്ഛനെന്നു വിളിക്കില്ലെന്നു ശപഥം ചെയ്യുന്ന റാമിനു മുന്നില്‍ സുധാകരന്‍ എന്ന ഊതിപ്പെരുപ്പിച്ച പുരുഷശില്‍പം വീണുടയുന്നു.കെ.കെ.സുധാകരന്റെ അന്യാദൃശമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ആണിക്കല്ല്. ഇവിടെ പക്ഷേ, സിനിമയുടെ നാടകീയവും പ്രതീക്ഷിച്ചതുമായ പരിസമാപ്തിയ്‌ക്കെന്നോണമാണ് സുധാകരന്റെ മാനസാന്തരം ചിത്രീകരിച്ചിള്ളതെങ്കിലും സുധാകരന്‍ എന്ന പാത്രസൃഷ്ടിയുടെ സ്വാഭാവിക പരിണാമമായി അതിനെ കാണാനാവുമോ എന്നതിലാണ് സംശയം. അത് സ്പിരിറ്റിലെ രഘുനന്ദന്റെ പരിവര്‍ത്തനം പോലെ അസ്വാഭാവികമാണ്. കാരണം കുഞ്ഞുനാള്‍ മുതല്‍ക്കേ മനസില്‍ ഊട്ടിയുറപ്പിക്കപ്പെട്ട പല മുന്‍ധാരണകളുമാണ് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന്റെ തായ്‌വേര്. അത് ചുടലവരെയും മാറാതെ നിലനില്‍ക്കുന്നതുമാണ്. സുധാകരനെ സംബന്ധിച്ചിടത്തോളം അയാളില്‍ രൂഢമൂലമായ കാഴ്ചത്തെറ്റുകളും മൂന്‍വിധികളും സാമൂഹികാവബോധങ്ങളുമൊന്നും അത്രപെട്ടെന്ന് അയാളെ വിട്ടുപോകുന്നവയല്ല. ഇന്ദുചൂഡന്മാരുടെയും ജഗന്നാഥന്മാരുടെയും കാര്യത്തിലെന്നോണം മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുപോയ തിമിരക്കനങ്ങളാണവ. അവ പെട്ടെന്നൊരു ദിവസം മകന്റെ ക്ഷോഭത്തിനു മുന്നില്‍, നഴ്‌സിന്റെ ജ്ഞാനപ്രഭാഷണത്തിനു മുന്നില്‍ ഇല്ലാതാവുന്നതാണെന്നു കരുതുക വയ്യ. പക്ഷേ, ശുഭപര്യവസാന സിനിമയെന്ന നിലയ്ക്ക് അതിനെ നോക്കിക്കണ്ട സന്നിവേശകനും സംവിധായകനുമായ ശിവറാമിനെ സംബന്ധിച്ചിടത്തോളം, ഈ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടും ഇത്തരമൊരു വിഷയം, പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സഭ്യതയുടെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ ദൃശ്യപരമായി നിര്‍വഹിക്കാനായി എന്നത് അഭിമാനിക്കാനുള്ള വകതന്നെയാണ്, നെന്മാറ: അന്തർ സംസ്ഥാന പാതയായ മംഗലം ഗോവിന്ദാപുരം പാതയുടെ വശങ്ങളിൽ പ്രതിഫലന സ്റ്റിക്കറുകളുള്ള ബാരിയറുകൾ സ്ഥാപിച്ചു. കുന്പളക്കോട് പാലത്തിനും കരിങ്കുളത്തിനും ഇടയിൽ തുഞ്ചൻ കോളജിനു സമീപത്ത് റോഡിനു മുകളിൽ സംരക്ഷണഭിത്തി ഇല്ലാത്ത സ്ഥലത്താണ് വെളിച്ചം പ്രതിഫലിക്കുന്ന ഇരുന്പു ദണ്ഡുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് റോഡ് ഉയരത്തിലും ഇരുവശങ്ങളും താഴ്ച്ചയിലുള്ള നെൽപ്പാടങ്ങളും വളവും ആയതിനാൽ രാത്രികാലങ്ങളിൽ നിരവധി അപകടങ്ങൾ നടക്കുകയും വളവിനോടുചേർന്നുള്ള കുളത്തിൽ നിരവധി വാഹനങ്ങൾ ചാടുകയും ചെയ്തിട്ടുണ്ട്. റോഡ് വീതി കൂട്ടിയതോടെ റോഡിന്‍റെ വശം വളരെ കുറവായതിനാൽ താഴ്ച കൂടിയ സമീപപ്രദേശങ്ങൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതിനാലാണ് പാലങ്ങളിൽ സ്ഥാപിക്കുന്ന രീതിയിൽ ഇരുന്പ് ദണ്ഡുകൊണ്ട് സുരക്ഷാ ഭിത്തി നിർമിച്ചത്. ഒമിക്രോണ്‍ വകഭേദം: കോയന്പത്തൂർ എയർപോർട്ടിൽ പരിശോധന ശക്തമാക്കി കോയന്പത്തൂർ ഒമിക്രോണ്‍ വൈറസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കോയന്പത്തൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളിൽ നിന്നും നീലഗിരി: ഗുഡല്ലൂർ തൊരപ്പള്ളി പുഴയിൽ കുളിക്കുന്നതിനിടെ വിനോദസഞ്ചാരി മുങ്ങി മരിച്ചു. എറണാകുളം സ്വദേശി വിനോദ്(45) ആ കോയന്പത്തൂർ: പേരൂർ തമിഴ് കോളജ് അധ്യാപകനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് കോളജ് ഐസിസി കമ്മിറ്റി റിപ്പ പോക്സോ കേസ് പ്രതിയെ കുത്തി പരിക്കേൽപ്പിച്ചു കോയന്പത്തൂർ: ജാമ്യത്തിൽ പുറത്തു വന്ന പോക്സോ കേസ് പ്രതിയെ കുത്തി പരിക്കേൽപ്പിച്ചു. മരുതൂർ പ്രിൻസി(48)നാണ് കുത്തേറ്റത്. റൂബി ജൂബിലി നിറവിൽ ദിവ്യോദയ ഇന്‍റർറിലീജിയസ് സെന്‍റർ കോയന്പത്തൂർ: ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍ററിന്‍റെ റൂബി ജൂബിലി ആഘോഷിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭി എടിഎം സെന്‍ററിൽ മോഷണശ്രമം; രണ്ടു യുവാക്കൾ പിടിയിൽ കോയന്പത്തൂർ എടിഎം സെന്‍ററിൽ കവർച്ച നടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. രാജസ സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലഭ്യമാക്കി അവൈറ്റിസ് ഹോസ്പിറ്റൽ നെന്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൗജന്യ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലഭ്യമാക്കുന്നു. ശിശുമരണം: യൂത്ത് കോണ്‍ഗ്രസ് അഗ്നിവലയം തീർത്തു മണ്ണാർക്കാട് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപെട്ട ഗർഭിണികളോടും ഗർഭസ്ഥ ശിശുക്കളോടും സർക്കാർ കാണിക്കുന്ന നെ റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുടമകളുടെ പട്ടിക തയാറാക്കി ഒറ്റപ്പാലം സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷൻ സാധനങ്ങൾ വാങ്ങാത്ത മുഴുവൻ കാർഡുടമകളുടെയും പട്ടിക തയ്യാറാക്കി. അട കുന്നശേരിക്കാർക്കു പട്ടയം നൽകണം; തഹസിൽദാർക്കു നിവേദനം കൈമാറി മണ്ണാർക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കച്ചേരിപറന്പ് കുന്നശേരിയിലെ കുടുംബങ്ങൾക്കു പട്ടയം ലഭിച്ചിട്ടില്ല. ഇ നീന്തൽക്കുളത്തിലെ സ്വർണ മെഡലുകൾ തൂത്തുവാരി കെ. ശശീന്ദ്രൻ പാലക്കാട് മംഗളൂരുവിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് പാലക്കാ എഴുത്തുനന്പർ ലോട്ടറി നിയമംമൂലം നിരോധിക്കണം: ഐഎൻടിയുസി പാലക്കാട് കേരള സംസ്ഥാന ലോട്ടറിയെ തകർക്കുന്ന എഴുത്തു ലോട്ടറിയെ നിരോധിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഓൾ കേ ഇരട്ടവാരിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു മണ്ണാർക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് ഇരട്ടവാരിയിൽ ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട് രണ്ടാംവിളയിലെ കീടബാധ നിയന്ത്രിക്കാൻ ട്രൈക്കോ കാർഡുകൾ ആലത്തൂർ: രണ്ടാം വിള നെൽക്കൃഷിയിൽ കീടബാധ നിയന്ത്രിക്കാൻ ട്രൈക്കോ കാർഡുകൾ വിതരണത്തിനു തയാറായി. ആലത്തൂർ പഞ്ചായത്തില ഗായത്രി പുഴത്തട പ്ലാൻ അവലോകന യോഗം മൂന്നിന് പാലക്കാട് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസന കുന്നശേരിയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ ശ്രമിക്കുമെന്നു കിസാൻസഭ മണ്ണാർക്കാട് 60 വർഷത്തിലധികമായി സ്ഥിരതാമസമുള്ള കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപറന്പ് കുന്നശേരിയിലുള്ള 22 കുട ഒറ്റപ്പാലം: നഗരത്തിൽ ഗതാഗതത്തിനു തടസമായി മാറിയ വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കാനെടുത്ത തീരുമാനം നടപ്പായില്ല. കെഎസ കല്ലടിക്കോട്: അതിദാരിദ്ര്യത്തിന്‍റെ ജീവിത പ്രതിസന്ധികൾക്കു മുന്നിൽ ആശയറ്റുപോകുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയും മലിനജല ഭീഷണി മൂലം വീടൊഴിഞ്ഞു പോകാനൊരുങ്ങി ഒറ്റപ്പാലം നഗരത്തിനുള്ളിലെ താമസക്കാർ ഒറ്റപ്പാലം നഗരസഭയുടെയും ആരോഗ്യ വകുപ്പിന്‍റെയും ശ്രദ്ധക്ക് ചന്തക്കുളം മാലിന്യക്കുളമാണ്. മലിനജല ഭീഷണി മൂലം വീടൊഴി ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രം പ്രവർത്തനം തുടങ്ങി ഷൊർണൂർ: ചളവറയിൽ നബാർഡിന്‍റെ സഹായത്തോടെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രം പ്രവർത്തനം തുടങ്ങി. ചളവറ നീർത്തടത്തിൽ ന മലന്പുഴ: രാവിലെ പതിനൊന്നു കഴിഞ്ഞാൽ മലന്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക് ബസ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോ മണ്ണാർക്കാട്: സൈലന്‍റ് വാലിയിലെ കുന്തിപ്പുഴയ്ക്കു കുറുകെ പൂച്ചിപ്പാറയിലേക്കുള്ള തകർന്ന സൈരന്ധ്രി തൂക്കുപാലം പുനർനിർ ആദർശില്ലാത്ത വീട്ടിൽ സുമനസുകൾ വീണ്ടും ഒത്തുകൂടി; സഹായം കൈമാറാൻ വടക്കഞ്ചേരി: നാട്ടുകാരുടെ സഹായങ്ങൾക്കും കരുതലിനും നന്ദി പറഞ്ഞ്, ജീവിച്ചു തുടങ്ങുംമുന്പേ മരണത്തിലേക്കു യാത്രയായ വാക്ക കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരം നൽകിത്തുടങ്ങി വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ കൂടുതൽ ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകുന്നതി മംഗലം പാലം, വള്ളിയോട് സെന്‍റർ എന്നിവിടങ്ങളിൽ നിരോധിത ലഹരിവസ്തുക്കളുടെ വില്പന തകൃതി വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം പാലം, വള്ളിയോട് സെന്‍റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വലിയ ത ഞാറുനടീൽ ഉത്സവമാക്കി ചെറുപുഷ്പം സ്കൂളിലെ എൻഎസ്എസ് വോളന്‍റിയർമാർ വടക്കഞ്ചേരി: ഞാറുനടീൽ ഉത്സവമാക്കി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്‍റിയർമാർ. കൃത്യമായി നന്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടികൾക്കു മോട്ടോർ വാഹനവകുപ്പ് ഷൊർണൂർ: മോട്ടോർ വാഹന നിയമങ്ങൾ പരസ്യമായി ലംഘിച്ച് കൃത്യമായ രീതിയിൽ നന്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ ക നെന്മാറ: പാറിപ്പറന്ന് തേൻ നുകർന്നു വർണക്കാഴ്ചകൾ സമ്മാനിക്കുന്ന ശലഭങ്ങൾക്ക് ഉദ്യാനമൊരുക്കി വികാരിയച്ചൻ. നെന്മാറ ക റോഡുകളിലെല്ലാം അപകട കുഴികൾ; അധികൃതർക്കുമാത്രം കുലുക്കമില്ല വടക്കഞ്ചേരി: റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര അപകട യാത്രയാകുന്പോഴും ജനപ്രതിനിധികളോ രാഷ്ട്രീയ പാർട്ടികളേ മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ ഒമിക്രോണ്‍ വകഭേദം: കോയന്പത്തൂർ എയർപോർട്ടിൽ പരിശോധന ശക്തമാക്കി കോയന്പത്തൂർ ഒമിക്രോണ്‍ വൈറസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കോയന്പത്തൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളിൽ നിന്നും നീലഗിരി: ഗുഡല്ലൂർ തൊരപ്പള്ളി പുഴയിൽ കുളിക്കുന്നതിനിടെ വിനോദസഞ്ചാരി മുങ്ങി മരിച്ചു. എറണാകുളം സ്വദേശി വിനോദ്(45) ആ കോയന്പത്തൂർ: പേരൂർ തമിഴ് കോളജ് അധ്യാപകനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് കോളജ് ഐസിസി കമ്മിറ്റി റിപ്പ പോക്സോ കേസ് പ്രതിയെ കുത്തി പരിക്കേൽപ്പിച്ചു കോയന്പത്തൂർ: ജാമ്യത്തിൽ പുറത്തു വന്ന പോക്സോ കേസ് പ്രതിയെ കുത്തി പരിക്കേൽപ്പിച്ചു. മരുതൂർ പ്രിൻസി(48)നാണ് കുത്തേറ്റത്. റൂബി ജൂബിലി നിറവിൽ ദിവ്യോദയ ഇന്‍റർറിലീജിയസ് സെന്‍റർ കോയന്പത്തൂർ: ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍ററിന്‍റെ റൂബി ജൂബിലി ആഘോഷിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ആരംഭി എടിഎം സെന്‍ററിൽ മോഷണശ്രമം; രണ്ടു യുവാക്കൾ പിടിയിൽ കോയന്പത്തൂർ എടിഎം സെന്‍ററിൽ കവർച്ച നടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. രാജസ സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലഭ്യമാക്കി അവൈറ്റിസ് ഹോസ്പിറ്റൽ നെന്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സൗജന്യ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലഭ്യമാക്കുന്നു. ശിശുമരണം: യൂത്ത് കോണ്‍ഗ്രസ് അഗ്നിവലയം തീർത്തു മണ്ണാർക്കാട് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപെട്ട ഗർഭിണികളോടും ഗർഭസ്ഥ ശിശുക്കളോടും സർക്കാർ കാണിക്കുന്ന നെ റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുടമകളുടെ പട്ടിക തയാറാക്കി ഒറ്റപ്പാലം സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷൻ സാധനങ്ങൾ വാങ്ങാത്ത മുഴുവൻ കാർഡുടമകളുടെയും പട്ടിക തയ്യാറാക്കി. അട കുന്നശേരിക്കാർക്കു പട്ടയം നൽകണം; തഹസിൽദാർക്കു നിവേദനം കൈമാറി മണ്ണാർക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കച്ചേരിപറന്പ് കുന്നശേരിയിലെ കുടുംബങ്ങൾക്കു പട്ടയം ലഭിച്ചിട്ടില്ല. ഇ നീന്തൽക്കുളത്തിലെ സ്വർണ മെഡലുകൾ തൂത്തുവാരി കെ. ശശീന്ദ്രൻ പാലക്കാട് മംഗളൂരുവിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് പാലക്കാ എഴുത്തുനന്പർ ലോട്ടറി നിയമംമൂലം നിരോധിക്കണം: ഐഎൻടിയുസി പാലക്കാട് കേരള സംസ്ഥാന ലോട്ടറിയെ തകർക്കുന്ന എഴുത്തു ലോട്ടറിയെ നിരോധിക്കാൻ സർക്കാർ നിയമം കൊണ്ടുവരണമെന്ന് ഓൾ കേ ഇരട്ടവാരിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു മണ്ണാർക്കാട് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് ഇരട്ടവാരിയിൽ ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട് രണ്ടാംവിളയിലെ കീടബാധ നിയന്ത്രിക്കാൻ ട്രൈക്കോ കാർഡുകൾ ആലത്തൂർ: രണ്ടാം വിള നെൽക്കൃഷിയിൽ കീടബാധ നിയന്ത്രിക്കാൻ ട്രൈക്കോ കാർഡുകൾ വിതരണത്തിനു തയാറായി. ആലത്തൂർ പഞ്ചായത്തില ഗായത്രി പുഴത്തട പ്ലാൻ അവലോകന യോഗം മൂന്നിന് പാലക്കാട് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസന കുന്നശേരിയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ ശ്രമിക്കുമെന്നു കിസാൻസഭ മണ്ണാർക്കാട് 60 വർഷത്തിലധികമായി സ്ഥിരതാമസമുള്ള കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപറന്പ് കുന്നശേരിയിലുള്ള 22 കുട ഒറ്റപ്പാലം: നഗരത്തിൽ ഗതാഗതത്തിനു തടസമായി മാറിയ വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കാനെടുത്ത തീരുമാനം നടപ്പായില്ല. കെഎസ കല്ലടിക്കോട്: അതിദാരിദ്ര്യത്തിന്‍റെ ജീവിത പ്രതിസന്ധികൾക്കു മുന്നിൽ ആശയറ്റുപോകുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയും മലിനജല ഭീഷണി മൂലം വീടൊഴിഞ്ഞു പോകാനൊരുങ്ങി ഒറ്റപ്പാലം നഗരത്തിനുള്ളിലെ താമസക്കാർ ഒറ്റപ്പാലം നഗരസഭയുടെയും ആരോഗ്യ വകുപ്പിന്‍റെയും ശ്രദ്ധക്ക് ചന്തക്കുളം മാലിന്യക്കുളമാണ്. മലിനജല ഭീഷണി മൂലം വീടൊഴി ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രം പ്രവർത്തനം തുടങ്ങി ഷൊർണൂർ: ചളവറയിൽ നബാർഡിന്‍റെ സഹായത്തോടെ ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രം പ്രവർത്തനം തുടങ്ങി. ചളവറ നീർത്തടത്തിൽ ന മലന്പുഴ: രാവിലെ പതിനൊന്നു കഴിഞ്ഞാൽ മലന്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക് ബസ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോ മണ്ണാർക്കാട്: സൈലന്‍റ് വാലിയിലെ കുന്തിപ്പുഴയ്ക്കു കുറുകെ പൂച്ചിപ്പാറയിലേക്കുള്ള തകർന്ന സൈരന്ധ്രി തൂക്കുപാലം പുനർനിർ ആദർശില്ലാത്ത വീട്ടിൽ സുമനസുകൾ വീണ്ടും ഒത്തുകൂടി; സഹായം കൈമാറാൻ വടക്കഞ്ചേരി: നാട്ടുകാരുടെ സഹായങ്ങൾക്കും കരുതലിനും നന്ദി പറഞ്ഞ്, ജീവിച്ചു തുടങ്ങുംമുന്പേ മരണത്തിലേക്കു യാത്രയായ വാക്ക കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ: നഷ്ടപരിഹാരം നൽകിത്തുടങ്ങി വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന സ്ഥലത്തെ കൂടുതൽ ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകുന്നതി മംഗലം പാലം, വള്ളിയോട് സെന്‍റർ എന്നിവിടങ്ങളിൽ നിരോധിത ലഹരിവസ്തുക്കളുടെ വില്പന തകൃതി വടക്കഞ്ചേരി മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം പാലം, വള്ളിയോട് സെന്‍റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വലിയ ത ഞാറുനടീൽ ഉത്സവമാക്കി ചെറുപുഷ്പം സ്കൂളിലെ എൻഎസ്എസ് വോളന്‍റിയർമാർ വടക്കഞ്ചേരി: ഞാറുനടീൽ ഉത്സവമാക്കി വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്‍റിയർമാർ. കൃത്യമായി നന്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടികൾക്കു മോട്ടോർ വാഹനവകുപ്പ് ഷൊർണൂർ: മോട്ടോർ വാഹന നിയമങ്ങൾ പരസ്യമായി ലംഘിച്ച് കൃത്യമായ രീതിയിൽ നന്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ ക നെന്മാറ: പാറിപ്പറന്ന് തേൻ നുകർന്നു വർണക്കാഴ്ചകൾ സമ്മാനിക്കുന്ന ശലഭങ്ങൾക്ക് ഉദ്യാനമൊരുക്കി വികാരിയച്ചൻ. നെന്മാറ ക റോഡുകളിലെല്ലാം അപകട കുഴികൾ; അധികൃതർക്കുമാത്രം കുലുക്കമില്ല വടക്കഞ്ചേരി: റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര അപകട യാത്രയാകുന്പോഴും ജനപ്രതിനിധികളോ രാഷ്ട്രീയ പാർട്ടികളേ മനുഷ്യ ജീവനുകൾ പൊലിയുന്നു നിലന്പതികളിൽ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ ജനരോഷേം ചിറ്റൂർ ആലാംകടവ് പുഴപ്പാലത്തിൽ കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നടന്നു നെല്ലു സംഭരണ രശീത് ലഭിച്ചിട്ട് ഒരു മാസം, പണം ലഭിക്കാതെ നെട്ടോട്ടമോടി കർഷകർ നെന്മാറ: ഒന്നാംവിള കൊയ്തെടുത്ത നെല്ല് സപ്ലൈകോയിലേക്കു കയറ്റിവിട്ട് മില്ലിന്‍റെ പ്രതിനിധിയിൽ നിന്നും പിആർഎസ് ലഭിച്ചെങ അട്ടപ്പാടിയിലെ ശിശുമരണം എച്ച്ആർഡിഎസ് ഇന്ത്യ സമരത്തിലേക്ക് അഗളി അട്ടപ്പാടിയിൽ തുടർകഥയാകുന്ന ശിശു മരണത്തിലും ഉദ്യോഗസ്ഥ അനാസ്ഥയിലും പ്രതിഷേധിച്ച് എച്ച്ആർഡിഎസ് ഇന്ത്യ സമര ഇന്‍റർ കോളജ് ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം മുണ്ടൂർ: യുവക്ഷേത്ര കോളജിലെ മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്യത്തിൽ നടത്തിയ ന്ധകസാനന്ധ എന്ന ഇന്‍റർ കോളജ് ഓണ്‍ലൈ ചിറ്റൂർ ഗ്രീൻ ഫീൽഡ് കാർഷിക മേളയുടെ ഭാഗമായി ഏട്ടാം ദിവസം നടന്ന കർഷക സംഗമവും കർഷകരെ ആദരിക്കലും നബാർഡ് ഡിഡിഎം കവ നെന്മാറ: നെന്മാറ സെന്‍റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്‍റെ നേതൃത്വത്തിൽ യുവാക്കൾ സാമൂഹ്യ വികസനത്തിന് എന്ന വിഷയത്തിൽ ഏക ഇഞ്ചി കൃഷിക്ക് ഫംഗസ് രോഗബാധ വ്യാപകം; കർഷകർ ആശങ്കയിൽ നെന്മാറ തളിപ്പാടം മരുതഞ്ചേരി ഭാഗങ്ങളിലുള്ള ഇഞ്ചി കൃഷി പാടങ്ങളിൽ വിളവു എടുക്കാറായ ഇഞ്ചി കൃഷിക്കാണ് വ്യാപകമായി അസുഖ കോയന്പത്തൂർ ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു കോയന്പത്തൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. കോയന്പത്തൂർ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പീടംപ്പള്ളി വൈദ്യുത സബ്സ്റ്റേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിൽ നാ കളക്ടർ ഓഫീസിനു മുൻപിൽ ആത്മഹത്യാശ്രമം നടത്തി കോയന്പത്തൂർ ഇടപ്രശ്നത്തെ തുടർന്ന് തന്നെയും തന്‍റെ പെണ്‍മക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന വിടുതലൈ സിരുതൈകൾ ക മലയാളി യുവാവിൽ നിന്ന് എയർഗണ്‍ പിസ്റ്റൾ കണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു കോയന്പത്തൂർ മലയാളി യുവാവിൽ നിന്നും എയർഗണ്‍ പിസ്റ്റൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. ബിസിനസുകാ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാൻഡ് കാർപറേഷൻ കമ്മീഷണർ സന്ദർശിച്ചു കോയന്പത്തൂർ മേൽക്കൂര ഇടിഞ്ഞു വീണ് കോളജ് വിദ്യാർത്ഥിനിയുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റ ഗാന്ധിപുരം ടൗണ്‍ ബസ് സ്റ്റാ കോയന്പത്തൂർ സൂളൂർ എക്സ്ലൻസ് ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ആർവിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഐ ഫൗണ്ടേഷൻ ആശ യുവതിയുടെ ആത്മഹത്യ പോലീസ് അന്വേഷണം തുടങ്ങി കോയന്പത്തൂർ ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർടിഒ അന്വേഷണത്തിന് ഉത്തരവിട്ടു. പീളമേട് മുരുകൻ കോവിൽ കോയന്പത്തൂർ ക്രിസ്തുമസിന് മുന്നോടിയായി അമൃത ഇന്‍റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ആന്‍റ് കാറ്റ കോയന്പത്തൂർ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങളെ പലപ്പോഴായി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സ ചികിത്സാ ചെലവ് കണ്ടെത്താൻ കറവ പശുക്കളെ വിതരണം ചെയ്തു കോയന്പത്തൂർ ടൈപ്പ് 1 പ്രമേഹരോഗികളായ കുട്ടികളുടെ ചികിത്സാ ചെലവു കണ്ടെത്തുന്നതിനായി കറവപശുക്കളെ വിതരണം ചെയ്തു. ’ കോയന്പത്തൂർ തെലുങ്കുപ്പാളയത്ത് നെയിം ബോർഡുകളും ഇരുന്പുകന്പികളും മോഷ്ടിച്ച മൂന്നു പേർ പിടിയിൽ. കൗണ്ടം പാളയം പ്രകാ റൂബി ജൂബിലി നിറവിൽ കോയന്പത്തൂർ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ കോയന്പത്തൂർ കോയന്പത്തൂരിലെ മതസൗഹാർദത്തിന്‍റെ മുഖമുദ്രയായ ദിവ്യോദയ ഇന്‍റർ റിലീജിയസ് സെന്‍റർ റൂബി ജൂബിലി ആഘോ വെള്ളിയാങ്കല്ലിൽ നിളയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ ആറ്റുവഞ്ചിച്ചെടിയും തൃത്താല: വേനൽക്കാലത്തിന്‍റെ വരവറിയിച്ച് നിളാനദിയിൽ കണ്ണെത്താ ദൂരത്തോളം ആറ്റുവഞ്ചിച്ചെടി പൂത്തുലഞ്ഞു. ഇരുകരയും മുട ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാഴ്ച! ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇടിഞ്ഞുവീണു ഷൊർണൂർ: ജില്ലാ ഒളിംപിക് അസോസിയേഷന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഷൊർണൂർ ഓപ്പണ്‍ ജിംനേഷ്യത്തിന്‍റെ അടിത്തറ ഇ ബിഹാർ നിയമസഭാ മന്ദിരത്തിനുസമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി ഐഎസ്എലിൽ ഗോൾമഴ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡീഷ ബിഹാർ നിയമസഭാ മന്ദിരത്തിനുസമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി ഐഎസ്എലിൽ ഗോൾമഴ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡീഷ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെ ആക്രമണം Thiruvananthapuram കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി Kollam വനവാസി മേഖലയിലേക്ക് കേന്ദ്രം അനുവദിച്ച ശതകോടികളുടെ കണക്ക് സംസ്ഥാനം വ്യക്തമാക്കണം: പുരന്ദേശ്വരി ‌ Pathanamthitta ഗതാഗതക്കുരുക്കു നീക്കണമെന്ന് കേരള കോൺഗ്രസ് Alappuzha പെട്രോളിയം ഉത്പന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് Kottayam ോഡ് തകരാർ പരിഹരിക്കണം: യൂത്ത് ഫ്രണ്ട് Idukki നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും Malappuram ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ Wayanad യുഡബ്ല്യുഇസി നേതൃത്വ പരിശീലന ക്യാന്പ് നാലിന് Kasaragod സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെ ആക്രമണം Thiruvananthapuram കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി Kollam വനവാസി മേഖലയിലേക്ക് കേന്ദ്രം അനുവദിച്ച ശതകോടികളുടെ കണക്ക് സംസ്ഥാനം വ്യക്തമാക്കണം: പുരന്ദേശ്വരി ‌ Pathanamthitta ഗതാഗതക്കുരുക്കു നീക്കണമെന്ന് കേരള കോൺഗ്രസ് Alappuzha പെട്രോളിയം ഉത്പന്ന പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് Kottayam ോഡ് തകരാർ പരിഹരിക്കണം: യൂത്ത് ഫ്രണ്ട് Idukki നാടുകാണിച്ചുരം വഴിയുള്ള തമിഴ്നാടിന്‍റെ ബസ് സർവീസ് പുനരാരംഭിക്കും Malappuram ചരിത്രത്തെ വക്രീകരിക്കുന്നത് അധിനിവേശ വിരുദ്ധ സമരത്തിൽ പങ്കില്ലാത്തവർ: മന്ത്രി അഹമ്മദ് ദേവർകോവിൽ Wayanad യുഡബ്ല്യുഇസി നേതൃത്വ പരിശീലന ക്യാന്പ് നാലിന് Kasaragod ഓർഗാനിക് സോളിഡുകൾ അടങ്ങിയ വൃത്തികെട്ട വെള്ളത്തിനായി രൂപകൽപ്പന ചെയ്ത സ്റ്റെയിൻ‌ലെസ് സ്റ്റീൽ എ‌ഐ‌എസ്‌ഐ 304 ഉപയോഗിച്ച് നിർമ്മിച്ച വോർടെക്സ് ഇം‌പെല്ലർ സബ്‌മെർ‌സിബിൾ പമ്പുകൾ. 50 മില്ലീമീറ്റർ വ്യാസമുള്ള ഖര പദാർത്ഥങ്ങൾ സ pass ജന്യമായി കടന്നുപോകാൻ ഇംപെല്ലറിന്റെ പ്രത്യേക രൂപം അനുവദിക്കുന്നു. വൃത്തിഹീനമായ വെള്ളവും ശൂന്യമായ സെസ്പിറ്റുകളും ഉയർത്താൻ അനുയോജ്യം. തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു – Malayalam News Portal മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് ‘മുങ്ങി’, ദുരൂഹത പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി കെ. എസ്. സി (എം) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന്‍ വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല്‍ ബാബു സരിത ദമ്ബതികളുടെ മകന്‍ അമന്‍ എസ്. ബാബു ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊള്ളലേറ്റ ബാബു, മക്കളായ അലന്‍, അനുദീബ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കുന്നതിനിടെ തറയില്‍ ഉണ്ടായിരുന്ന കുഞ്ഞിന്റെ മൂത്രത്തില്‍ ചവുട്ടി ബാബു വഴുതി വീഴുകയായിരുന്നു. കൈയിലിരുന്ന പാത്രത്തില്‍ നിന്നു തിളച്ചവെള്ളം ബാബുവിന്റെയും മക്കളുടെയും ദേഹത്തേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചങ്ങരംകുളം, തൃശ്ശൂര്‍ ആശുപത്രികളിലെത്തിച്ച ശേഷം പിന്നീട് കോഴിക്കോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഗുരുതരമായി പൊള്ളലേറ്റ അമന്‍ ശനിയാഴ്ചയോടെ മരിച്ചു. ആശാരിപ്പണിക്കാരനായ ബാബുവും ജലസേചനവകുപ്പിലെ ജോലിക്കാരിയായ സരിതയും ചിയാന്നൂരിലെ വാടകവീട്ടിലായിരുന്നു താമസം. ← പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സഹോദരന്മാരെ കൂടി പ്രതിയാക്കാതിരിക്കാന്‍ 5 ലക്ഷം കൈക്കൂലി, എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍ എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ശ്വാസതടസം; മലയാളി വിദ്യാര്‍ഥി മരിച്ചു → വെള്ളം കുടിക്കുന്നതിനിടെ കൃത്രിമപല്ല് അന്നനാളത്തില്‍ കുടുങ്ങി; ഓട്ടോ ഡ്രൈവര്‍ മരിച്ചു യുവ വൈദികന്‍ വള്ളം മുങ്ങി മരിച്ചു പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപോര്‍ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് ‘മുങ്ങി’, ദുരൂഹത പരീക്ഷ നടത്തിപ്പിലെ അനിശ്ചിതത്വം, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി കെ. എസ്. സി (എം) രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ തുറന്നു,വീടുകളിൽ വെള്ളം ഇരച്ചുകയറുന്നു,പരാതിയുമായി നാട്ടുകാർ ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വാഹനം വേഗത്തില്‍ ഓടിച്ചു; പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്ന് ജീവന്‍ രക്ഷിക്കാമായിരുന്നു; റിമാന്‍ഡ് റിപ്പോര്‍ട്ട് കരിക്ക് ഫെയിം അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു; വധു വടകര സ്വദേശി ശിഖ മനോജ്: പ്രണയ സാഫല്യം ആരാധകരുമായി പങ്കുവെച്ച്‌ അര്‍ജുന്‍ കർഷക സമരത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വിജയം – ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ പാലാ റീജിയണൽ സമ്മേളനം അവിഹിതമെന്ന് സംശയം; 24കാരനെയും 30കാരിയെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം ക്രൂരമര്‍ദ്ദനം; കാഴ്ചക്കാരായി നാട്ടുകാര്‍; മുന്‍ഭര്‍ത്താവ് അറസ്റ്റില്‍ (വീഡിയോ) ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് സഹപ്രവർത്തകർ സംവിധായകര്‍ നിര്‍മ്മാതാക്കള്‍ കഥ തിരക്കഥ സംഭാഷണം സംഗീത സംവിധായകര്‍ രചയിതാക്കള്‍ ഗായകര്‍ | മള്‍ബറി എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുക അതിന്റെ ഇളം പച്ചനിറത്തിലുള്ള തളിരിലകളും ഒപ്പം സുന്ദരിയായ പട്ടുനൂല്‍ പുഴുവിനെയുമാവും. വെള്ള മള്‍ബറിയാണ് നമുക്ക് പരിചിതം. എന്നാല്‍ അറിയുക, പതിനാറോളം ഇനങ്ങള്‍ മള്‍ബറിയിലുണ്ട്. സങ്കര ഇനങ്ങള്‍ വേറെയും. വെള്ള, കറുപ്പ്, ചുവപ്പ്, ചെറുപഴങ്ങളുടെ കൂട്ടമാണ് ഒരു പഴം. സിയാനിന്‍ എന്ന പദാര്‍ഥമാണ് പഴങ്ങള്‍ക്ക് ചുവപ്പുനിറം നല്‍കുന്നത്. സിയാനിന്റെ അളവ് കൂടുന്തോറും നിറം കടുത്തുവരും. കറുത്ത മള്‍ബറി പഴുക്കാറായാല്‍ ആദ്യം പിങ്ക്, പിന്നെ ഇളം ചുവപ്പ്- ചുവന്നുചുവന്ന് ഒടുവില്‍ നിറയെ പഴച്ചാറുമായി കറുത്ത പഴമായി മാറും. കറുത്ത മള്‍ബറി പഴത്തിനുവേണ്ടി വളര്‍ത്തുമ്പോള്‍ വെള്ളയിനം പഴത്തിനു പുറമേ ഇലകള്‍ക്ക് വേണ്ടികൂടി വളര്‍ത്തുന്നു. മള്‍ബറി പഴങ്ങളില്‍ ഓര്‍ഗാനിക് ആസിഡുകള്‍, ഫ്രക്ടോസ്, കരോട്ടിന്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിനുകള്‍ സി, കെ, പിപി, ഗ്രൂപ്പ് ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഘടനയുടെ ഭാഗമായ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ വാര്‍ദ്ധക്യത്തെ തടയുന്നു, ചര്‍മ്മത്തിന്റെയും മുടിയുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നു ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടോണ്‍സിലൈറ്റിസ്, രക്താതിമര്‍ദ്ദം, ടോണ്‍സിലൈറ്റിസ്, മറ്റ് രോഗങ്ങള്‍ എന്നിവ ചികിത്സിക്കാന്‍ നാടോടി വൈദ്യത്തില്‍ മള്‍ബെറി ഉപയോഗിക്കുന്നു. മള്‍ബറി പഴത്തിലെ പോഷകാംശങ്ങള്‍ 100 ഗ്രാം മള്‍ബറി പഴത്തില്‍ 88 ശതമാനം വെള്ളം, ബാക്കി ലവണങ്ങള്‍. കൊഴുപ്പ്, സോഡിയം, കൊളസ്റ്ററോള്‍ നിസ്സാര അളവില്‍. വിറ്റാമിന്‍ കെ, സി, ഇരുമ്പ്, റൈബോഫ്‌ലേവിന്‍ ഉയര്‍ന്ന അളവില്‍. കൂടാതെ 120 കെ.ജെ.യ്ക്ക് തുല്യമായ ഊര്‍ജവും നല്‍കുന്നു. മള്‍ബറി ചെടിയുടെ ഔഷധഗുണം പണ്ടുമുതലേ അറിവുള്ളതാണ്. ഇലച്ചാറ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രത്യേകിച്ചും അമിതാഹാരം മൂലമുണ്ടാകുന്ന പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. രക്തവര്‍ധനയ്ക്കും വിളര്‍ച്ച മാറ്റുവാനും വൃക്കരോഗങ്ങള്‍ക്കും ഞരമ്പുസംബന്ധമായ രോഗങ്ങള്‍ക്കും അകാലനരയ്ക്കും ആന്തരിക സ്രവങ്ങളുടെ സന്തുലനത്തിനും മള്‍ബറി നല്ലതത്രേ! കണ്ണുകളുടെ വരള്‍ച്ച തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും മള്‍ബറിച്ചാറുകള്‍ക്ക് കഴിയുന്നു. മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം. പഴത്തിന് പുറമേ സമതലങ്ങളില്‍ കാറ്റ് ചെറുക്കുന്നതിനും ജൈവവേലിയായും മള്‍ബറി വളര്‍ത്താം. നൂറ്റന്‍പതോളം ഇനങ്ങള്‍ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങള്‍ മള്‍ബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു. ”മോറസ് അല്‍ബാ”(Morus alba) എന്ന ഇനം പട്ടുനൂല്‍ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാണ്‍. പഴങ്ങള്‍ക്കു വേണ്ടി കൃഷി ചെയ്യുന്നത് ”മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാണ്‍. പഴത്തിനും തടിക്കും വേണ്ടി വളര്‍ത്തുന്ന ഇനമാണ് ”മോറസ് കബ്രാ”(Morus cabra). മള്‍ബറിയുടെ പഴത്തിന് നിരവധി പോഷകഗുണങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞു.എന്നാല്‍ ഇവിടെ നമുക്ക് ആവശ്യം അവയുടെ പഴങ്ങള്‍ അല്ല. അവ തീറ്റപ്പുല്‍ പോലെ തെങ്ങിനും മറ്റും ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് ചിന്ത. തീറ്റപ്പുല്ല് പോലെ തന്നെ കൂടുതല്‍ വളര്‍ച്ചയും, വിളവും കിട്ടുന്ന ഇനങ്ങള്‍ തന്നെ കൃഷി ചെയ്യുകയും വേണം. ‘വി വണ്‍’ (V1) എന്ന ഇനമാണ് ഇതില്‍ ഏറെ മെച്ചപ്പെട്ടത് എന്ന് അറിയുവാന്‍ കഴിഞ്ഞു. മറ്റേതെങ്കിലും ഉണ്ടോ എന്നതും അറിയില്ല. പശു ,ആട്,കോഴി ,മീന്‍ ,മുയല്‍ എന്നിവയ്ക്ക് എല്ലാം മള്‍ബറിയുടെ ഇല നല്ലൊരു തീറ്റവസ്തു ആണ്. വലിയ സംരക്ഷണം ഒന്നും ഇല്ലാതെ ഇവ വളര്‍ത്തിയെടുക്കുവാനും കഴിയും എന്നത് കര്‍ഷകര്‍ക്ക് ഒരു നേട്ടവും ആണ്. കാലികള്‍ക്ക് തീറ്റക്ക് പുറമെ മികച്ച ഒരു ജൈവവളം കൂടിയാണ് മള്‍ബറി. ഇവയുടെ ഇലകള്‍ വേഗത്തില്‍ അഴുകി മണ്ണിനോട് ചേരുന്നു എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. മള്‍ബറിയുടെ മികച്ചയിനങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും കൃഷി ചെയ്യുവാനും ശ്രമിക്കുക. മറ്റേതൊരു ഫലവിളയേയും പോലെ, ചെടിയുടെ പ്രവര്‍ത്തനരഹിതമായ അവസ്ഥയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അല്ലെങ്കില്‍ മഞ്ഞ് ആരംഭിക്കുന്നതിന് മുമ്പ് (സെപ്റ്റംബര്‍ – ഒക്ടോബര്‍) മള്‍ബറി വൃക്ഷം വസന്തകാലത്ത് (ഏപ്രിലില്‍) നടാം. നിഷ്പക്ഷ പ്രതികരണമുള്ള മിതമായ നനഞ്ഞ മണ്ണ്. മള്‍ബറിയെ ആക്രമിക്കുന്ന പ്രധാനകീടം ഇലചുരുട്ടി പുഴുക്കള്‍ ആണ്. ഇവയെ ജൈവകീടനാശിനി ഉപയോഗിച്ച് നശിപ്പിക്കുകയോ,കൈകൊണ്ട് ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യാം. മള്‍ബറി ചെടികള്‍ നിത്യഹരിതങ്ങളാണ്. തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണ് അഭികാമ്യം. വിത്ത് നട്ടുവളര്‍ത്തുന്നവയ്ക്ക് കമ്പ് നട്ടുവളര്‍ത്തുന്നവയേക്കാള്‍ കരുത്തുകൂടും. ഒട്ടിക്കല്‍ വഴി സങ്കരയിനം ഉത്പാദിപ്പിക്കാം. ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! ഇന്ത്യക്കാരനായ പബ്ജി, ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പെത്തി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പിന്റെ ഡൗൺലോഡിന് നീയന്ത്രണമുണ്ട്. പ്രീ-റജിസ്ട്രേഷൻ ചെയ്തവരിൽ നിന്നും ചില ടെസ്റ്റർമാർക്ക് മാത്രമാണ് ബീറ്റ പതിപ്പ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. പബ്ജി ഗെയ്മിനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് റീബ്രാൻഡ് ചെയ്താണ് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ വരവ്. ഡൗൺലോഡ് ചെയ്തവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 721MB ആയിരിക്കും ഗെയിമിന്റെ സൈസ്. പബ്ജിയിലെ പല മാപ്പുകളും പേരിൽ മാറ്റം വരുത്തി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയിൽ ചേർത്തിട്ടുണ്ട്. ഗെയിമിങ് ആരാധകർ ഏറെ കാത്തിരുന്ന ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ ബീറ്റ പതിപ്പെത്തി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിരോധിച്ച പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയ്ക്ക് പകരക്കാരനായി ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ കഴിഞ്ഞ മാസമാണ് 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' പ്രഖ്യാപിച്ചത്. പബ്ജി ഗെയ്മിനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് റീബ്രാൻഡ് ചെയ്താണ് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ വരവ്. ഗൂഗിൾ പ്ലേയിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പിന്റെ ഡൗൺലോഡിന് നീയന്ത്രണമുണ്ട്. മെയ് 18ന് ആരംഭിച്ച പ്രീ-രെജിസ്ട്രേഷൻ ചെയ്തവരിൽ നിന്നും ചില ടെസ്റ്റർമാർക്ക് മാത്രമാണ് ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. കൂടുതൽ പേർക്ക് ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്തുപയോഗിക്കാൻ സ്ലോട്ട് ഏർപ്പെടുത്തിയതായി ക്രാഫ്റ്റൺ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്‌ച ബീറ്റ പതിപ്പ് അവതരിപ്പിച്ചതോടെ വെള്ളിയാഴ്‌ച (ജൂൺ 18) ഗെയിമിന്റെ ഔദ്യോഗിക ലോഞ്ചുണ്ടാകാനുള്ള സാദ്ധ്യതയില്ല. ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയുടെ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്തവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 721MB ആയിരിക്കും ഗെയിമിന്റെ സൈസ്. മൈസ്മാർട്ട്പ്രൈസ് വെബ്സൈറ്റ് നടത്തുന്ന ഇർഷാദ് കലീബുല്ല റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഗെയിമിൽ രക്തത്തിന്റെ നിറം ചുവപ്പിന് പകരം പച്ചയാണ്. മാത്രമല്ല പബ്ജിയിലെ പല മാപ്പുകളും പേരിൽ മാറ്റം വരുത്തി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യയിൽ ചേർത്തിട്ടുണ്ട്. പബ്ജിയിലെ 4x4 മാപ് ആയ സാൻഹോക്കിനോട് സാദൃശ്യമുള്ള മാപ്പിന്റെ ചിത്രം ടീസറായി പോസ്റ്റ് ചെയ്ത ക്രാഫ്റ്റൺ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നു. എന്താണ് ക്ലബ്ഹൗസ്? സൈബർലോകത്തെ സൊറപറയാനുള്ള ഇടമോ? AAA മൾട്ടി പ്ലെയർ ഗെയിമിംഗ് എക്‌സ്പീരിയൻസ് നൽകുന്ന ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഗെയിം ആണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാണ് ക്രാഫ്റ്റണിൻ്റെ അവകാശവാദം. പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് തയ്യാറാക്കിയിരിക്കുന്ന പുത്തൻ ഗെയിമിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഇന്ത്യൻ ടച് പ്രതീക്ഷിക്കാം. പുത്തൻ ഗെയിമിന്റെ ലോഗോ തന്നെ ഇന്ത്യൻ ത്രിവർണത്തിൽ അവതരിപ്പിച്ചാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എത്തുന്നത്. പബ്ജി ഔട്ട്! ഇന്ത്യൻ ബദൽ, ഫൗജി ഗെയിം ഡൗൺലോഡ് ചെയ്യാം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇൻഫൊർമേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് ഐടി ആക്ട് 2009-ലെ സെക്ഷൻ 69A പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും വ്യക്തി വിവര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാരിതിരിക്കുകയും ചെയ്തതാണ് പബ്ജി ഗെയിം നിരോധനത്തിൽ ചെന്നെത്തിച്ചത്. ഇതേതുടർന്ന് പബ്ജി ആരാധകർ നിരാശയിലായിരുന്നു. Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ ആര്‍ട്ടിക്കിള്‍ ഷോവൺപ്ലസ്സിനെ ഒപ്പോ വിഴുങ്ങിയോ? സിഇഒയുടെ ബ്ലോഗ് നൽകുന്ന സൂചന പ്രവാസി സൗദിയില്‍ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു Adv: വീടിനെ മനോഹരമാക്കാം ഹോം ഡെക്കറേഷന്‍ ഉൽപ്പന്നങ്ങള്‍ വിലക്കുറവിൽ തിരുവനന്തപുരം നടന്‍ ജയസൂര്യ മന്ത്രി റിയാസിനെ വിമര്‍ശിച്ചോ സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഓട്ടോ വാര്‍ത്ത എയ്‌സ് മഹോത്സവ്: ടാറ്റ മോട്ടോഴ്സിന്റെ 'കുട്ടിയാനയെ’ പരിചയപ്പെടാൻ ഇതാണ് ഏറ്റവും നല്ല അവസരം കോട്ടയം സമ്പന്നരുടെയും വൻകിടക്കാരുടെയും മന്ത്രിയായി മാറി, പാലാ ബിഷപ്പിനെ കണ്ടത് തെറ്റ്; വാസവനെതിരെ കടുത്ത വിമർശനം കോഴിക്കോട് 'പര്‍ദ്ദപ്പേടിയില്‍' കൊടുവളളിയിലെ ജ്വല്ലറി ഉടമകള്‍, വീഡിയോ വയനാട് ഗപ്പികള്‍ മുതല്‍ കട്ട്‌ല വരെ; മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് ആന്‍റണി, വീഡിയോ കാണാം കണ്ണൂര്‍ കേരളത്തിലെ വഖഫ് ബോർഡ് നിയമനം പിണറായി വിജയൻ മോദി കരാർ: എൻഎ നെല്ലിക്കുന്ന് എംഎൽഎ കേരളം സംസ്ഥാനത്ത് ഇന്ന് 4557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 58,817 സാമ്പിളുകൾ ടെക് വാർത്തകൾ മോട്ടോ G31 എത്തി! ഇനി ഊഴം മോട്ടോ G51 5ജിയുടേത്, ടീസറുമായി മോട്ടോറോള ഇന്ത്യ ദിവസഫലം Horoscope Today, 5 December 2021; വിദേശയാത്രയ്ക്ക് ഇവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും അനിൽ പെരുന്ന ഹായ്, നിങ്ങള്‍ സമയം മലയാളം വെബ്സൈറ്റ് IE11 പതിപ്പിലാണ് കാണുന്നതെന്ന് തോന്നുന്നു. എഡ്ജ് ക്രോം ബ്രൗസറുകളിലാണ് സമയം വെബ്സൈറ്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയവായി നിങ്ങളുടെ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യൂ! കെപിസിസി ഭാരവാഹി പട്ടികയില്‍ മലപ്പുറത്ത് നിന്ന് 2 പേര്‍ കെപിസിസി ഭാരവാഹി പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്ന് രണ്ടു പേർ ഇടം നേടി. പട്ടികയിലെ 23 അംഗ ജനറൽ സെക്രട്ടറിമാരിൽ രണ്ടുപേരാണ് മലപ്പുറം ജില്ലയിൽ നിന്ന് ഇടംപിടിച്ചത്. സംസ്‌കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല എന്നിവരെയാണ് പുതുതായി പ്രഖ്യാപിച്ച കെപിസിസി ഭാരവാഹി പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തത്. മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത് ന്യായമായ മനുഷ്യത്വപരമായ ആവശ്യമാണ്. പെട്ടിമുടിയിലെ ഉരുൾപ്പൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം തോട്ടം തൊഴിലാളികളെ നിരാശപ്പെടുത്തി. ദുരിതബാധിതർക്ക് വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാതെ, കണ്ണൻ ദേവൻ കമ്പനിയുടെ പി ആർ ഒ യെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.ദുരന്ത നിവാരണ നിയമത്തിൻ്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടാതെ മരിച്ച എല്ലാവർക്കും 10 ലക്ഷം രൂപ വീതം നൽകണം. മുഖ്യമന്ത്രിയിൽ നിന്നും നല്ല വാർത്തകൾ കേൾക്കാതെ വന്നതോടെ തോട്ടം തൊഴിലാളികളിൽ വലിയ അമർഷമുണ്ട്. അവരെ കാണാനും കേൾക്കാനും മുഖ്യമന്ത്രി തയ്യാറായുമില്ല. തോട്ടം മേഖലകളുടെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ഈ സർക്കാരിനാണ് റിപ്പോർട്ട് നൽകിയത്. അതിലെ ശിപാർശ പ്രകാശം പഴക്കം ചെന്ന തൊഴിലാളി ലയങ്ങൾ രണ്ട് കിടപ്പ് മുറികളോട് കൂടി പുനർ നിർമ്മിക്കണം. ജീർണിച്ച ലയങ്ങളിലാണ് പാവപ്പെട്ട തോട്ടം തൊഴിലാളികൾ താമസിക്കുന്നത്. ഒരു അപകട സൂചനയും ഇല്ലാതിരുന്ന പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയതോടെ, മറ്റ് എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഭീതിയോടെയാണ് പഴക്കം ചെന്ന ലയങ്ങളിൽ കഴിയുന്നത് – മുല്ലപ്പള്ളി പറഞ്ഞു. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കടലാർ എസ്റ്റേറ്റ് തൊഴിലാളികൾ സംഘടിപ്പിച്ച മെഴുതിരി കത്തിക്കൽ ചടങ്ങിലും മുല്ലപ്പള്ളിയും സംഘവും സംബന്ധിച്ചു. Previous Previous post: “ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് ലൈവ് വിജയിപ്പിക്കാൻ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തകർക്ക് നിദേശങ്ങൾ കൊടുത്തതിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം?” Next Next post: വരുന്നു ഇന്ത്യയുടെ കോവിഡ് വാക്സിൻ ,ആദ്യഘട്ടം വിജയം സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയെ മരിച്ച് 7 വർഷത്തിന് ശേഷം നേരിൽ കണ്ടു “തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ -വീഡിയോ പ്രേതത്തെ നേരിൽ കണ്ട അനുഭവം വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര. 1984 ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ പ്രേതത്തെ 1991ൽ കണ്ടു എന്നാണ് പ്രവീൺ ഇറവങ്കരയുടെ വെളിപ്പെടുത്തൽ. കൊല നടന്നു 7 വർഷത്തിന് ശേഷമുണ്ടായ… സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍… സനാതൻ സംസ്ഥ Latest Articles അധ്യാത്മം പ്രായോഗികമാക്കൂ ആചാരധര്‍മം നിദ്ര (ഉറക്കം ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ ആരോഗ്യകരമായ ഉറക്കത്തിന് വേണ്ടിയുള്ള ലളിതമായ ആയുർവേദ പ്രതിവിധികൾ A. കൺപോളകൾ അടച്ച് അതിനു മുകളിൽ നെയ്യിൽ വഴറ്റിയ ജാതിക്ക പുരട്ടുക. B. ഉള്ളങ്കൈയും കാൽപാദവും ഓടിന്‍റെ പാത്രം ഉപയോഗിച്ച് എണ്ണയോ നെയ്യോ തേച്ച് ഉരയ്ക്കുക. C. 250 മി.ലീ. മല്ലിയില നീരിലേക്ക് 250 ഗ്രാം കൽക്കണ്ടം ചേർക്കുക. ഇത് ചെറിയ തീയിൽ വച്ച് തിളപ്പിച്ച് ഒരു സിറപ്പ് ആക്കി മാറ്റുക. എല്ലാദിവസവും ഉറങ്ങുന്നതിനു മുമ്പ് ഈ സിറപ്പിൽ നിന്നും കുറച്ചെടുത്ത് വെള്ളവും ചേർത്ത് കലക്കി കുടിക്കുക. D. ഇളം ചൂടുള്ള 200 ml എരുമ പാലിൽ കൽക്കണ്ടം ചേർത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. ഓരോ സ്പൂൺ വീതം സാവധാനം കുടിക്കുക, മുഴുവനും വേഗത്തിൽ കുടിച്ച് തീർക്കരുത്. ദിവസം മുഴുവനും ഉണ്ടാവുന്ന ക്ഷീണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. E. ഉള്ളി ചെറുതായി അരിഞ്ഞ് തൈര് ചേർത്ത് ഉറങ്ങുന്നതിനു മുൻപ് കഴിക്കുക. ആസ്മ ഉള്ളവർ ഈ പരിഹാരം ചെയ്യരുത്. F. അത്താഴത്തിനു ശേഷം രണ്ട് ടീസ്പൂൺ വറ്റിച്ച പാലും ഒരു ഗ്ലാസ് ചൂടുള്ള പാലും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത മിശ്രിതം കുടിക്കുക. വറ്റിച്ച പാൽ ദഹിക്കാൻ പ്രയാസമുള്ളതിനാൽ ദഹനക്കേട് ഉള്ളവർ ഇത് ചെയ്യാതിരിക്കുക. 2. മറ്റ് രോഗ ലക്ഷണങ്ങൾ മൂലം ഉറക്കമില്ലായ്മ 2 A. വാതത്തിന്‍റെ വർദ്ധനവ് മൂലം ഉണ്ടാകുന്ന തലകറക്കം അക്കിക്കറുകയുടെ വേരിന്‍റെ സത്ത്‌ നുകർന്നുകൊണ്ട് ഉറങ്ങുക. ഒരു ലിറ്റർ ചുക്ക എലക്കറിയുടെ (അൽപം പുളിയുള്ള പാലക്) ഇലകളൂടെ രസം എടുക്കുക. ഇതിൽ 250ml ആവണക്കെണ്ണ ചേർത്ത്, അതിൽ എണ്ണ മാത്രം അവശേഷിക്കുന്നത് വരെ തിളപ്പിക്കുക. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഒരു ടീസ്പൂൺ തലയോട്ടിയിൽ തേക്കുക കൂടാതെ ഓരോ തുള്ളി വീതം ഓരോ കണ്ണിലും ഇറ്റിക്കുക. ഇത് കണ്ണുകളുടെ ക്ഷീണം കുറച്ച് ആരോഗ്യകരമായ ഉറക്കം പ്രദാനം ചെയ്യും. 2 C 1. പിത്തം വർദ്ധിച്ചതിനാൽ വയറ്റിൽ അനുഭവപ്പെടുന്ന അസ്വസ്ഥത ഉറങ്ങുന്നതിനു മുമ്പ് ഒരു കപ്പ് പാടയോടു കൂടിയ പാൽ സാവധാനം കുടിക്കുക. ഇത് ദിവസവും ചെയ്യാൻ പാടില്ല. 2 C 2. പിത്തം വർദ്ധിച്ചതു കാരണം തല ചുറ്റൽ ഒരു പഴുത്ത തണ്ണിമത്തൻ രണ്ടായി മുറിച്ച് അതിൽനിന്നും ഭക്ഷ്യയോഗ്യമായ ഭാഗം ചുരണ്ടി മാറ്റുക. ഇത് തണുത്ത വെള്ളത്തിൽ കുതിർത്തു വയ്ക്കുക എന്നിട്ട് ആ പുറം തൊണ്ട് ഒരു തൊപ്പി പോലെ തലയിൽ വയ്ക്കുക. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെ ഇത് വയ്ക്കുക. ഓരോ മണിക്കൂർ കൂടുംബോഴും ഇത് മാറ്റി വെള്ളതിൽ ഇട്ട് അതിൽ ഇട്ട് വച്ചിരിക്കുന്ന മുറി തലയിൽ വയ്ക്കുക. 2 D 1. മാനസിക സമ്മർദ്ദം മൂലം ഉണ്ടാകുന്ന ക്ഷീണം (തളർച്ച) A. ഒരു ടീസ്പൂൺ ഉള്ളിനീരും 4 നുള്ള് വയമ്പ് പൊടിയും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർന്ന മിശ്രിതം അത്താഴത്തിനുശേഷം ഉടനെ സേവിക്കുക. ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും സഹായിക്കുന്നു. B. അഞ്ചു ഗ്രാം ചീസ്, 3 ബദാം, ഒരു ടീസ്പൂൺ തേൻ ഇവ ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് സേവിക്കുക. ഇത് മൂന്നാഴ്ച തുടരുക. ദഹനശക്തി കുറവുള്ളവർ ഈ പരിഹാരം ചെയ്യരുത്. ഈ പരിഹാരം ഓർമശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. 2 D 2. മാനസിക സമ്മർദ്ദം A. ഉറങ്ങുന്നതിനു മുമ്പ് കാൽ ടീസ്പൂൺ കറുവപ്പട്ടയുടെ പൊടിയും ഒരു ടീസ്പൂൺ ജാതിക്ക അരച്ചതും ചേർത്ത് സേവിക്കുക. ഇത് കാപ്പിയുടെ കൂടെയും സേവിക്കാവുന്നതാണ്. ഈ പരിഹാരം തുടർച്ചയായി 7 ദിവസം ചെയ്യുക എന്നിട്ട് മൂന്ന് ദിവസത്തേക്ക് നിർത്തുക. B. ഉറങ്ങുന്നതിനു മുമ്പ് ഒന്നോ രണ്ടോ ടീസ്പൂൺ ഏലക്കാപൊടിയും ഒരു ടീസ്പൂൺ ജാതിക്ക പേസ്റ്റും കാപ്പിയുടെ കൂടെ സേവിക്കുക. കുറഞ്ഞ ലൈംഗികാഭിലാഷം, ക്ഷോഭം, ശബ്ദത്തോടുള്ള അസഹിഷ്ണുത തുടങ്ങിയ ലക്ഷണങ്ങളിൽ ഇത് സഹായിക്കുന്നു. 1. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ സേവിച്ചതിനു ശേഷം ഒന്നും തന്നെ കഴിക്കരുത്. വെള്ളം കൊണ്ട് വായ്‌ കുലുക്കുഴിയുക മാത്രം ചെയ്യുക. 2. ജാതിക്ക ദിവസവും കഴിക്കരുത് അത് ഒരു ശീലമായി മാറും. – വൈദ്യ മേഘരാജ് മാധവ് പരാഡ്കർ, സനാതൻ ആശ്രമം, രാമനാഥി, ഗോവ (സന്ദർഭം ‘ശാരീരിക രോഗങ്ങൾക്കുള്ള വീട്ടുവൈദ്യങ്ങൾ’ എന്ന വിഷയത്തിൽ സനാതൻ സംസ്ഥയുടെ ഗ്രന്ഥങ്ങളുടെ പരമ്പര.) താങ്കൾക്ക് അലോപ്പതി മരുന്നുകളിൽ നിന്ന് ആശ്വാസം ലഭിക്കാതിരിക്കുകയും ആയുർവേദ പരിഹാരങ്ങളിലൂടെ രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടുകയും ചെയ്തിട്ടുണ്ടെങ്കിൽ, ദയവായി ഇതിന്‍റെ വിശദ വിവരം വൈദ്യ മേഘരാജ് പരാഡ്കറിന് അയയ്ക്കുക. തപാൽ വിലാസം 24 ബി, സനാതൻ ആശ്രമം, രാമനാഥി, ബാന്ദിവഡെ, പോണ്ട, ഗോവ 403401 അല്ലെങ്കിൽ ഇനിപ്പറയുന്ന ഫോർമാറ്റിൽ [email protected] ൽ ഇമെയിൽ ചെയ്യുക. 4. ആയുർവേദ പരിഹാരത്തിലൂടെ രോഗമുക്തി നേടുവാൻ എടുത്ത കാലയളവ് നല്ല ഉറക്കം കിട്ടുന്നതിനായി നാം ഏത് രീതിയിൽ കിടക്കണം? Categories Select Category Uncategorized അക്യുപ്രഷർ അഗ്നിഹോത്രം അധ്യാത്മത്തിന്‍റെ മഹത്ത്വവും ഗുണങ്ങളും അന്ധാനുകരണം നിര്‍ത്തുക ആചാരധര്‍മം ആധ്യാത്മിക വൈഷമ്യങ്ങള്‍ ആപത്തു കാലത്തിനായി സഞ്ജീവനി ആപത്തുകാലത്തെ അതിജീവിക്കാൻ മുൻകരുതലുകൾ ആഭരണങ്ങള്‍ ആയു൪വേദം ആഹാരം കോലം (രംഗോലി) ഗണപതി ഗുരു-ശിഷ്യ പരമ്പര ഗുരുപൂർണിമ ചതുർമാസം ഞങ്ങളെക്കുറിച്ച് തിരുവോണം ദത്താത്രേയൻ ദിനചര്യ ദീപാവലി ദൃഷ്‌ടിദോഷം ധര്‍മം നമസ്കാരം നവരാത്രി നാമജപം നാമജപം നാമജപവും മന്ത്രജപവും നിദ്ര (ഉറക്കം) പരാത്പര ഗുരു (ഡോ ആഠവലെ പാചകം പൂജാമണ്ഡപം പ്രകൃതി ദുരന്തങ്ങളിൽനിന്നും രക്ഷ നേടുക പ്രാര്‍ഥന ഭാരതീയ സംസ്കാരം മകരസംക്രാന്തി മരണവും മരണാനന്തരവും മഹാശിവരാത്രി യുഗാദി (പുതുവര്‍ഷാരംഭം) ശിവന്‍ ശ്രാദ്ധം ശ്രീ സരസ്വതീദേവി ശ്രീകൃഷ്ണ ജന്മാഷ്ടമി ശ്രീകൃഷ്ണൻ ശ്രീദുര്‍ഗാദേവി ശ്രീരാമന്‍ ശ്രീവിഷ്ണു സനാതന സത്സംഗം സ്തോത്രങ്ങള്‍ സ്ഥാപനവും ലക്ഷ്യവും സ്വഭാവദോഷങ്ങള്‍ ഇല്ലാതാക്കുക ഹനുമാന്‍ ഹനുമാന്‍ ജയന്തി ഞങ്ങൾ പിന്തുടരുന്നത് ഹാംഗർ മാത്രമല്ല, സ്വതന്ത്രവും എളുപ്പവുമായ ഒരുതരം ജീവിത മനോഭാവമാണ് ഞങ്ങൾ തിരയുന്നത്. നിറം റോസ് ഗോൾഡ്, ഇരുമ്പ് ആഷ്, ഹിമാനിയുടെ വെള്ളി ഉദ്ദേശ്യം വാർ‌ഡ്രോബ് സംഭരണം, ബാൽക്കണി ഉണക്കൽ പ്രവർത്തനം ആന്റി സ്‌കിഡ്, ട്രെയ്‌സില്ല, മങ്ങുന്നില്ല, ആന്റി റസ്റ്റ് 1 light ഭാരം കുറഞ്ഞതും ഉയർന്ന കരുത്തുള്ളതുമായ അലുമിനിയം അലോയ് വസ്തുക്കൾ പൊള്ളയായ നേർത്ത-മതിൽ സംയോജിത ക്രോസ്-സെക്ഷൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നു, ഇത് ഉപയോഗിക്കാനും ഭാരം കുറയ്ക്കാനും സൗകര്യപ്രദമാണ്. ക്രോസ്-സെക്ഷന് ഉയർന്ന വളയുന്ന ശക്തിയുണ്ട്, അതിനാൽ ഇത് നിർമ്മിച്ച ഹാംഗർ മോടിയുള്ളതും ചെറിയ രൂപഭേദം വരുത്തുന്നതുമാണ്. 2 ലളിതമായ രൂപകൽപ്പന, ഗംഭീരമായ രൂപം, മിനുസമാർന്ന അന്തരീക്ഷം, വൺ-പീസ് മോൾഡിംഗ്, എർണോണോമിക് ഡിസൈൻ, വസ്ത്രങ്ങളുടെ റേഡിയൻ കൂടുതൽ യോജിക്കുന്നു, തോളിൽ ഉണങ്ങിയതിന്റെ അടയാളങ്ങളൊന്നുമില്ല, വസ്ത്രങ്ങൾ കൂടുതൽ ആരോഗ്യകരമാക്കുന്നു. 3) ത്രികോണ മെക്കാനിക്കൽ ഘടന, ശക്തമായ ലോഡ്-ചുമക്കൽ, വീതിയും കട്ടിയുമുള്ള തോളിൽ, കൂടുതൽ മികച്ചത്, ശക്തമായ ഹൃദയമുണ്ട്, ഒന്നിലധികം ഭാരം വഹിക്കാൻ കഴിയും. 4) സോളിഡ് വില്ലോ നഖം ശക്തിപ്പെടുത്തൽ, കൈ നഖം, മോടിയുള്ളതും ഉറച്ചതുമായ ജീവിതകാലം മുഴുവൻ ഉപയോഗിക്കാം. ചൈനീസ്, പാശ്ചാത്യ സൗന്ദര്യാത്മക സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്, ആധുനിക ലൈഫ് ഡ്രൈയിംഗ് ഡിസൈനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഉയർന്ന ഡിസൈൻ ആശയം ഇല്ലാതെ ലൈറ്റ് ലക്ഷ്വറി. എച്ച്-ടൈപ്പ് വസ്ത്ര റാക്ക് രൂപകൽപ്പനയുടെ യഥാർത്ഥ ഉദ്ദേശ്യം തിരക്കേറിയ കുടുംബ താമസ സ്ഥലമാണ്. മറ്റ് വസ്ത്ര റാക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് കൂടുതൽ ഉണങ്ങിയ സ്ഥലമുണ്ട്, ശക്തമായ സ്ഥിരതയുണ്ട്, മാത്രമല്ല കാറ്റിൽ പറത്താൻ എളുപ്പവുമല്ല. ഏവിയേഷൻ ഗ്രേഡ് അലുമിനിയം അലോയ് മെറ്റീരിയൽ, ആധുനിക കട്ടിംഗ് പ്രക്രിയ, കൂടുതൽ ഫാഷനബിൾ രൂപം, വീട്ടിൽ തന്നെ മനോഹരമായ ഒരു കാഴ്ചയാണ്. ഞങ്ങൾക്ക് ഓരോ കേസിലും 450 കഷണങ്ങളുണ്ട്. ഏറ്റവും കുറഞ്ഞ ഓർഡർ ഒരു കേസാണ്. ഞങ്ങളുടെ അലുമിനിയം വസ്ത്രങ്ങൾ‌ ഉൽ‌പാദനത്തിനായുള്ള ഉൽ‌പാദന ലൈൻ‌, ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി, ഓരോ ലെവലും നിയന്ത്രിക്കുന്നതിന് ഞങ്ങൾക്ക് ഒരു പ്രത്യേക വ്യക്തിയുണ്ട്. ഓരോ ഉൽപ്പന്നത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ ഓരോ മെഷീനും മേൽനോട്ടം വഹിക്കുന്നു. അടുത്തത്: CY-5 (ഇന്റലിജന്റ് ഇലക്ട്രിക് വസ്ത്ര റാക്ക്) Do ട്ട്‌ഡോർ അലുമിനിയം ഡ്രൈയിംഗ് റാക്ക് സ്പേസ് അലുമിനിയം ഹോം ഡ്രൈയിംഗ് റാക്ക് Do ട്ട്‌ഡോർ പുഷ്-പുൾ വസ്ത്ര ഡ്രയർ വിലാസം: 103 ഹെങ്‌യു റോഡ് ചൈന ഞങ്ങളുടെ ഉൽ‌പ്പന്നങ്ങളെക്കുറിച്ചോ വിലനിലവാരത്തെക്കുറിച്ചോ ഉള്ള അന്വേഷണങ്ങൾ‌ക്കായി, ദയവായി നിങ്ങളുടെ ഇമെയിൽ‌ ഞങ്ങൾ‌ക്ക് അയയ്‌ക്കുക, ഞങ്ങൾ‌ 24 മണിക്കൂറിനുള്ളിൽ‌ ബന്ധപ്പെടും. എച്ച് എസ് എസ് ടി എ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വായനാ ദിനാചരണം HSSTA കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജൂൺ 19 ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ത ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം ലേഖനം സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം വിക്കിപീഡിയ വിക്കിപീഡിയ സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം കവാടം കവാടത്തിന്റെ സംവാദം ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ മറയ്ക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക താഴെക്കൊടുത്തിരിക്കുന്ന താളുകളിൽ നിന്നും വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/124 എന്ന താളിലേക്ക് കണ്ണികളുണ്ട്: വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങൾ ‎ (← കണ്ണികൾ തിരുത്തുക) ഈ താളിലേക്കുള്ള കണ്ണികൾ താൾ: നാമമേഖല: എല്ലാം (മുഖ്യം) സംവാദം ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം Schoolwiki Schoolwiki സംവാദം പ്രമാണം പ്രമാണത്തിന്റെ സംവാദം മീഡിയവിക്കി മീഡിയവിക്കി സംവാദം ഫലകം ഫലകത്തിന്റെ സംവാദം സഹായം സഹായത്തിന്റെ സംവാദം വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം Campaign Campaign talk ഘടകം ഘടകത്തിന്റെ സംവാദം Gadget Gadget talk Gadget definition Gadget definition talk SSK വിപരീതം തിരഞ്ഞെടുക്കുക അരിപ്പകൾ ഉൾപ്പെടുത്തലുകൾ മറയ്ക്കുക കണ്ണികൾ പ്രദർശിപ്പിക്കുക തിരിച്ചുവിടലുകൾ മറയ്ക്കുക 20350 (തിരിച്ചുവിടൽ താൾ) ‎ (← കണ്ണികൾ) 20309 (തിരിച്ചുവിടൽ താൾ) ‎ (← കണ്ണികൾ) തേനീച്ച വളര്‍ത്തലിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച്, 20-ലേറെ വര്‍ഷത്തെ തന്റെ അനുഭവപരിചയം വച്ച് തോമസ് വിശദീകരിക്കുന്നു. അഷ്ടമുടി കക്കവാരല്‍: കായല്‍ത്തട്ടില്‍ നിന്ന് കോരുന്ന വിദേശനാണ്യം കൊല്ലം ജില്ലയിലെ തെക്കുംഭാഗത്തിനടുത്ത് കായലോരഗ്രാമമായ പാക്കിസ്ഥാന്‍ മുക്കിലെ നിവാസിയും മധ്യവയസ്കനുമായ സുധാകരന്‍ പിള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഷ്ടമുടി കായലില്‍ കക്കവാരല്‍ തൊഴിലിലേര്‍പ്പെട്ട് ഉപജീവനം നയിക്കുന്നു. ഇദ്ദേഹത്തിന്റെ കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍ സംസ്ഥാനത്തെ മത്സ്യകൃഷി കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്. വ്യാപകമായി കൃഷി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവും ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ആരംഭിക്കാവുന്ന ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നേരിട്ടിറക്കുമതി ചെയ്ത് വ്യവസായം നടത്തുന്നവര്‍ക്ക് പുറമേ, ഫാമുകള്‍ മാത്രം നിര്‍മ്മിച്ച് നിശ്ചിത പ്രതിഫലം വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന സംരഭകരുമുണ്ട്. അയ്യായിരം മുതല്‍ പതിനായിരം വരെ കോഴികളെ ഇത്തരത്തില്‍ ഏജന്‍സികള്‍ മുഖേന ഇറക്കുമതി ചെയ്ത് തിരിച്ച് അവര്‍ക്കു തന്നെ നല്‍കുന്ന രീതിയാണിത്. ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ പുറന്തള്ളുന്ന സ്രോതസ്സുകളില്‍ നെല്‍കൃഷിയും സംസ്ഥാനത്തെ കൃഷിരീതികളെക്കുറിച്ചും സാമൂഹികമായും സാമ്പത്തികമായും അവ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൈവവും ശാസ്ത്രീയവുമായ കാര്‍ഷിക സമീപനങ്ങളെക്കുറിച്ച് ഈയിടെയായി ചര്‍ച്ചകള്‍ ഇരിട്ടിക്കുകയുണ്ടായി. അതേസമയം, ഓരോ ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം ജൈവകൃഷിക്ക് അടുത്തകാലങ്ങളില്‍ നേടാനായ പൊതുസ്വീകാര്യതയും ഭരണതലത്തില്‍ നിന്നുള്ള പിന്തുണയും യഥാര്‍ത്ഥത്തില്‍ വഴിതുറക്കുന്നത് നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ്. ഒട്ടനേകം ജലജീവികളേയും പക്ഷികളേയും സംരക്ഷിച്ചു നിറുത്തുന്ന ഒരു ആവാസവ്യവസ്ഥയായിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യന്‍ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഭാഗമാണ് കുളങ്ങള്‍. എന്നാല്‍ അടുത്തകാലങ്ങളില്‍ കുളങ്ങള്‍ പരക്കെ നികത്തപ്പെടുകയും ഉപയോഗശൂന്യമായിക്കിടക്കുകയുമാണ് പലയിടത്തും. പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്‍ ആള്‍ക്കൂട്ടത്തിനൊപ്പം നടക്കാന്‍ മാത്രം ശീലിച്ചവരാണ് പലരും. ഒട്ടേറെയൊന്നുമില്ലെങ്കിലും, അകന്ന് നില്‍ക്കാനും വ്യത്യസ്തരെന്ന് ഉറക്കെപ്പറയാനും ധൈര്യം കാട്ടിയ കുറച്ചുപേര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. തിക്കിലും തിരക്കിലും പെടാതെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാത വിത്തുത്പാദനകേന്ദ്രങ്ങളുടേയും ഗവേഷകരുടേയും മാത്രം ഉത്തരവാദിത്തമാണോ നെല്‍കൃഷി സംരക്ഷണം? കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക എന്ന ചുമതല നിര്‍വ്വഹിക്കുന്ന സ്ഥാപനമാണ് സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിത്ത് വികസന നെടുമങ്ങാട്: ആര്യനാട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ നിജ സ്ഥിതി അറിയാനും പ്രതികളായ പാർട്ടി നേതാക്കൾക്കെതിരെ നടപടി വൈകുന്നതിനെതിരെയും ഒപ്പം കേരളത്തിലെ 59 സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളിലും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ധർണ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രതീഷ് അധ്യക്ഷത വഹിച്ച ധർണയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. ജയമോഹൻ, ബ്ലോക്ക് പ്രസിഡന്‍റ് മലയടി പുഷ്പാംഗദൻ, ആര്യനാട് മണ്ഡലം പ്രസിഡന്‍റ് ഷിജി കേശവൻ, ഡിസിസി, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. നെടുമങ്ങാട്: ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ മലബാർ കലാപം നൂറാം വാർഷികം ചരിത്രവും, വർത്തമാനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് കാഞ്ഞിരംപാറ മോഹനൻ അധ്യക്ഷനായിരുന്നു, താലൂക്ക് സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ഇരിഞ്ചയം രവി, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. എം. റൈസ് എന്നിവർ പ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്‍റ് പി. ജി. പ്രേമചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി മുരുകൻ കാച്ചാണി, കെ. രാജേന്ദ്രൻ, വി. പി. സജികുമാർ, രാജശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു. തിരുവനന്തപുരം: ഓൾ കേരള സോൾജിയേഴ്സ് അസോസിയേഷൻസ് അഡ്മിനിസ്റേറ്റർ ടീമിന്‍റെനേതൃത്വത്തിൽ മുംബൈ ഭീകരാക്രമണത്തിൽ വീര വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ച് യൂത്ത് ഫ്രണ്ട് -എം തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു. അരുവിക്ക പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേചെയ്തു വിഴിഞ്ഞം കരുംകുളം പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സ്റ്റേചെ വിഴിഞ്ഞം: അക്ഷരവും പഠിക്കണം, സർട്ടിഫിക്കറ്റും വേണമെന്നത് ജീവിതാഭിലാഷംയാഥാർഥ്യമാക്കാൻ 92 കാരി സുമതിയും 88 കാരി സരോജി നെയ്യാർ ഇടതുകര ബണ്ട് റോഡ് തകർന്നു പാറശാല: കനത്ത മഴയിൽ നെയ്യാർ ഇടതുകാര കനാലിന്‍റെ നെടുവൻവിള ചാനൽ സെക്‌ഷൻ ഓഫീസിനു മുൻവശത്തെ ബണ്ടുറോഡ് പൂർണമായും കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിന്‍ ഓഫീസ് പരിധിയിലെ വഞ്ചിയൂർ, കവടിയാർ എന്നീ വാർഡുകളിലേയും ശ്രീകാര്യം സോണൽ പരിധിയി വിവാഹം കച്ചവടത്തിന്‍റെ വേദിയായി മാറരുത് പി. സതീദേവി കോഴിക്കോട് :സമൂഹത്തില്‍ വിവാഹം കച്ചവടത്തിനുള്ള വേദിയായി മാറരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.സ്ത്രീധന വ വെഞ്ഞാറമൂട്: കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ബോണ്ട് സർവീസിന്‍റെ വാർഷികാഘോഷം ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും നെടുമങ്ങാട്: പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് ത തിരുവനന്തപുരം വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമലംഘന സമരത്തിന സുസ്ഥിര നഗരവികസന സൂചിക: കേർപറേഷന് തിളക്കമാർന്ന നേട്ടം തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നീതി ആയോഗ് ഇന്‍ഡോ-ജർമ്മന്‍ സഹകരണത്തിന് കീഴിൽ നടത്തിയ സുസ്ഥിര നഗര മംഗലപുരം പോലീസ് സ്റ്റേഷനിൽ ഡിഐജിയുടെ പരിശോധന മംഗലപുരം: യുവാവിനെ മർദിച്ച പ്രതിയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം പോലീസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ സംഘർഷം: യുഡിഎഫ് അംഗങ്ങൾക്ക് മർദനമേറ്റു പാറശാല: പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.സംഘർഷത്തിൽ മർദനമേറ്റ രണ്ട് യുഡിഎഫ നെയ്യാറ്റിന്‍കര കനത്ത മഴയിൽ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കാനുള്ള തടസങ്ങൾ നീക്കണമെന്ന് ആവശ്യ വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ നേമം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ 24 ന് ഊക്കോട് സ്വദേശി കൃഷ് തിരുവനന്തപുരം: ഇരുപതു വർഷത്തിലധികം പോലീസിനെ വെട്ടിച്ചു നടന്ന് ഒടുവിൽ പിടിയിലായ കടയ്ക്കാവൂർ കുമാർ വധക്കേസിലെ പ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥ മുതലും പലിശയും നൽകാതെ സഹകരണ സംഘം കബളിപ്പിക്കുന്നതായി പരാതി തിരുവനന്തപുരം: സ്ഥിര നിക്ഷേപം നടത്തിയവർക്ക് പലിശയും മുതലും നൽകാതെ സഹകരണ സൊസൈറ്റി കബളിപ്പിക്കുന്നതായി പരാതി. ത കാട്ടാക്കട യുവാവിനെ ചാലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പാലോട്ടുവിള സ്വദേശി ഷണ്മുഖന്‍റെ മകൻ അനി (കുമാ പാറശാല: കനത്ത മഴയിൽ പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മണ്ണ് ട്രാക്കിൽ വീഴാത്തതുകാരണം ട്രെയിൻ ഗതാഗതം മുടങ് വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലംകോണം പൊന്നമ്പി നന്ദു ഭവനിൽ സുരേന്ദ്ര നേമം: ഫാസിസം ജനാധിപത്യത്തിലേയ്ക്ക് കടന്നു കയറുകയാണെന്ന് കവിയും യുവ കലാ സാഹിതി പ്രസിഡന്‍റുമായ ആലംകോട് ലീലാകൃഷ്ണൻ. പൊന്നാംചുണ്ട് വാർഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് കൺവൻഷൻ നടത്തി വിതുര: മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ പൊന്നാംചുണ്ട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.യുഡി പൊന്മുടിക്കൊരു കൈത്താങ്ങ്: നിത്യോപയോഗ സാധനങ്ങള്‍ ഇന്ന് കൈമാറും നെയ്യാറ്റിന്‍കര :ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇടതുപക്ഷം ഭരിക്കു വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹ്മാന്‍ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മ കാട്ടാക്കട: വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ നാട്ടുകാരിൽ കൗതുകമുണർത്തി. കാട്ടാക്കട മുതിയാവിള ചെമ്പകത്തിൻമൂട് എൻഎസ് നേമം: നേമം ഗവ.യുപിസ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ നവാഗതർക്ക് ശിശുദിന സമ്മാനവുമായി വിക്ടറി ബോയ്സ് വൊക്കേഷണൽ ഹയർ സെക്ക വെഞ്ഞാറമൂട്: ചാരായ വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളാണിക്കൽ കുന്നിൽ വീട്ടിൽ രഞ്ജിത്താണ് പി വനം വകുപ്പിലെ അകാരണമായ പിരിച്ചുവിടല്‍ സര്‍ക്കാരിന് അപമാനകരം എഐടിയുസി തിരുവനന്തപുരം വനം വകുപ്പില്‍ പതിറ്റാണ്ടുകളായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അകാരണമായി പിരിച്ചു ജയമാതാ പ്രൈവറ്റ് ഐടിഐയിൽ ഗോദ്റെജ് ദിശ എക്സലൻസ് സെന്‍റർ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മാർ ഈവാനിയോസ് വിദ്യാനഗർ ജയമാതാ പ്രൈവറ്റ് ഐടിഐയിൽ ഗോദ്റെജ് ദിശ എക്സലൻസ് സെന്‍ററിന്‍റെ ഉദ്ഘാടനം മ സിൽവർ ലൈൻ റെയിൽ കേരളത്തിന്‍റെ പാരിസ്ഥിതിക അടിത്തറ തകർക്കും: വി.ഡി.സതീശൻ തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽ പദ്ധതി സംസ്ഥാനത്തിന്‍റെ പാരിസ്ഥിതിക സാന്പത്തിക അടിത്തറ തകർക്കുമെന്നു പ്രതിപക്ഷനേ കള്ള് കടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ വിഴിഞ്ഞം: കോവളം പോലീസ് നടത്തിയ വാഹനപരിശോധനയിൽ അനധികൃതമായി കള്ള് കടത്തിയ മൂന്നംഗ സംഘത്തെയും വാഹനവും പിടികൂടി. കാ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്‍റ് താത്കാലിക നിയമനം തിരുവനന്തപുരം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ പോത്തൻകോട് പത്തു വർഷം മുൻപ് പോത്തൻകോട്ടു നിന്നും കാണാതായ വയോധികയെ മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തിച്ചു സാമൂഹ്യ പാലോട് നന്ദിയോട് പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ വാർഷികവും കോവിഡ് ലോണിന്‍റെ സബ്സിഡി വിതരണവും ഡി.കെ. മുരളി എംഎൽഎ തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണക് തിരിമറികൾക്കു കൂട്ടുനിന്നവർക്കെതിരേ നടപടി എടുക്കാതെ സർക്കാർ തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടേയും സിഡബ്ലൂസിയുടേയും ഇടപെടലുകളിലൂടെ അമ്മയറിയാതെ കുട്ടിയെ ദത്തുനല്കിയ സംഭവത മിൽമ ഭവനു മുന്നിൽ ഡോ.വർഗീസ് കുര്യന്‍റെ പ്രതിമ അനാഛാദനം ഇന്ന് തിരുവനന്തപുരം: ഇന്ത്യൻ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വർഗീസ് കുര്യന്‍റെ പൂർണകായ പ്രതിമ പട്ടം മിൽമ ഭവനു മുന്നിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തിരക്ക് കുറയ്ക്കാൻ നെടുമങ്ങാട്, കോന്നി ജയിലുകൾ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം: 727 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ 1350 തടവുകാരെ പാർപ്പിച്ചിരിക്കുന്ന സാ കിംസ്ഹെല്‍ത്തിലെ ഡോ. രാജലക്ഷ്മി ഐഡിഎസ്എ ഫെല്ലോ തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ ഡോ. എ രാജലക്ഷ്മി ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയുടെ (ഐഡിഎസ്എ) ഫെല്ലോ ആയ ബിജെപി ഓഫീസ് ആക്രമണം: കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അനന്തപുരി ബൈബിൾ കണ്‍വൻഷൻ സഹകാരികളെ അനുസ്മരിക്കുന്നു തിരുവനന്തപുരം: കോവിഡ് കാലത്ത് മരണമടഞ്ഞ അനന്തപുരി ബൈബിൾ കണ്‍വൻഷന്‍റെ സഹകാരികളെ അനുസ്മരിക്കുന്നു. നാളെ രാവിലെ 10 സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു രാത്രി നടന്നു സ്ത്രീകൾ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു സ്ത്രീകളുടെ രാത്രി ന നിലമാമൂട്: മരത്തിനു മുകളിൽ കൂടുകെട്ടിയിരുന്ന കാട്ടുതേനീച്ചക്കൂട് തലയിൽ വീണ് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചി തിരുവനന്തപുരം: ഓൾ കേരള സോൾജിയേഴ്സ് അസോസിയേഷൻസ് അഡ്മിനിസ്റേറ്റർ ടീമിന്‍റെനേതൃത്വത്തിൽ മുംബൈ ഭീകരാക്രമണത്തിൽ വീര വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ച് യൂത്ത് ഫ്രണ്ട് -എം തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു. അരുവിക്ക പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റേചെയ്തു വിഴിഞ്ഞം കരുംകുളം പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സ്റ്റേചെ വിഴിഞ്ഞം: അക്ഷരവും പഠിക്കണം, സർട്ടിഫിക്കറ്റും വേണമെന്നത് ജീവിതാഭിലാഷംയാഥാർഥ്യമാക്കാൻ 92 കാരി സുമതിയും 88 കാരി സരോജി നെയ്യാർ ഇടതുകര ബണ്ട് റോഡ് തകർന്നു പാറശാല: കനത്ത മഴയിൽ നെയ്യാർ ഇടതുകാര കനാലിന്‍റെ നെടുവൻവിള ചാനൽ സെക്‌ഷൻ ഓഫീസിനു മുൻവശത്തെ ബണ്ടുറോഡ് പൂർണമായും കെട്ടിട നികുതി കുടിശിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: കോർപറേഷൻ മെയിന്‍ ഓഫീസ് പരിധിയിലെ വഞ്ചിയൂർ, കവടിയാർ എന്നീ വാർഡുകളിലേയും ശ്രീകാര്യം സോണൽ പരിധിയി വിവാഹം കച്ചവടത്തിന്‍റെ വേദിയായി മാറരുത് പി. സതീദേവി കോഴിക്കോട് :സമൂഹത്തില്‍ വിവാഹം കച്ചവടത്തിനുള്ള വേദിയായി മാറരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.സ്ത്രീധന വ വെഞ്ഞാറമൂട്: കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ബോണ്ട് സർവീസിന്‍റെ വാർഷികാഘോഷം ഡി.കെ.മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും പിഴയും നെടുമങ്ങാട്: പീഡനക്കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും 35,000 രൂപ പിഴയും. ആര്യനാട് പഴയതെരുവ് മുറിയിൽ ചൂഴ കടുക്കോട് ത തിരുവനന്തപുരം വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചു വിടാനുള്ള ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിയമലംഘന സമരത്തിന സുസ്ഥിര നഗരവികസന സൂചിക: കേർപറേഷന് തിളക്കമാർന്ന നേട്ടം തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നീതി ആയോഗ് ഇന്‍ഡോ-ജർമ്മന്‍ സഹകരണത്തിന് കീഴിൽ നടത്തിയ സുസ്ഥിര നഗര മംഗലപുരം പോലീസ് സ്റ്റേഷനിൽ ഡിഐജിയുടെ പരിശോധന മംഗലപുരം: യുവാവിനെ മർദിച്ച പ്രതിയ്ക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ മംഗലപുരം പോലീസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലു പേർ അറസ്റ്റിൽ പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ . പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ സംഘർഷം: യുഡിഎഫ് അംഗങ്ങൾക്ക് മർദനമേറ്റു പാറശാല: പാറശാല പഞ്ചായത്തു കമ്മിറ്റിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.സംഘർഷത്തിൽ മർദനമേറ്റ രണ്ട് യുഡിഎഫ നെയ്യാറ്റിന്‍കര കനത്ത മഴയിൽ നെയ്യാറ്റിന്‍കര താലൂക്കിലെ കോട്ടുകാല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളി തിരുവനന്തപുരം: ഐഎൻടിയുസി നേതാവും അഞ്ചൽ ഏരൂരിലെ കോണ്‍ഗ്രസ് നേതാവുമായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്ര മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കും: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വ മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കാനുള്ള തടസങ്ങൾ നീക്കണമെന്ന് ആവശ്യ വീട് കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ നേമം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ നേമം പോലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ 24 ന് ഊക്കോട് സ്വദേശി കൃഷ് തിരുവനന്തപുരം: ഇരുപതു വർഷത്തിലധികം പോലീസിനെ വെട്ടിച്ചു നടന്ന് ഒടുവിൽ പിടിയിലായ കടയ്ക്കാവൂർ കുമാർ വധക്കേസിലെ പ് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥ മുതലും പലിശയും നൽകാതെ സഹകരണ സംഘം കബളിപ്പിക്കുന്നതായി പരാതി തിരുവനന്തപുരം: സ്ഥിര നിക്ഷേപം നടത്തിയവർക്ക് പലിശയും മുതലും നൽകാതെ സഹകരണ സൊസൈറ്റി കബളിപ്പിക്കുന്നതായി പരാതി. ത കാട്ടാക്കട യുവാവിനെ ചാലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പാലോട്ടുവിള സ്വദേശി ഷണ്മുഖന്‍റെ മകൻ അനി (കുമാ പാറശാല: കനത്ത മഴയിൽ പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മണ്ണ് ട്രാക്കിൽ വീഴാത്തതുകാരണം ട്രെയിൻ ഗതാഗതം മുടങ് വെഞ്ഞാറമൂട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലംകോണം പൊന്നമ്പി നന്ദു ഭവനിൽ സുരേന്ദ്ര നേമം: ഫാസിസം ജനാധിപത്യത്തിലേയ്ക്ക് കടന്നു കയറുകയാണെന്ന് കവിയും യുവ കലാ സാഹിതി പ്രസിഡന്‍റുമായ ആലംകോട് ലീലാകൃഷ്ണൻ. പൊന്നാംചുണ്ട് വാർഡ് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് കൺവൻഷൻ നടത്തി വിതുര: മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ പൊന്നാംചുണ്ട് വാർഡിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.യുഡി പൊന്മുടിക്കൊരു കൈത്താങ്ങ്: നിത്യോപയോഗ സാധനങ്ങള്‍ ഇന്ന് കൈമാറും നെയ്യാറ്റിന്‍കര :ജില്ലാ ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡ സംസ്ഥാന ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇടതുപക്ഷം ഭരിക്കു വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി വി. അബ്ദുറഹ്മാന്‍ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മ കാട്ടാക്കട: വിരുന്നെത്തിയ ചിത്രശലഭ വവ്വാൽ നാട്ടുകാരിൽ കൗതുകമുണർത്തി. കാട്ടാക്കട മുതിയാവിള ചെമ്പകത്തിൻമൂട് എൻഎസ് നേമം: നേമം ഗവ.യുപിസ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ നവാഗതർക്ക് ശിശുദിന സമ്മാനവുമായി വിക്ടറി ബോയ്സ് വൊക്കേഷണൽ ഹയർ സെക്ക വെഞ്ഞാറമൂട്: ചാരായ വിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളാണിക്കൽ കുന്നിൽ വീട്ടിൽ രഞ്ജിത്താണ് പി വനം വകുപ്പിലെ അകാരണമായ പിരിച്ചുവിടല്‍ സര്‍ക്കാരിന് അപമാനകരം എഐടിയുസി തിരുവനന്തപുരം വനം വകുപ്പില്‍ പതിറ്റാണ്ടുകളായി കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ അകാരണമായി പിരിച്ചു ജയമാതാ പ്രൈവറ്റ് ഐടിഐയിൽ ഗോദ്റെജ് ദിശ എക്സലൻസ് സെന്‍റർ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മാർ ഈവാനിയോസ് വിദ്യാനഗർ ജയമാതാ പ്രൈവറ്റ് ഐടിഐയിൽ ഗോദ്റെജ് ദിശ എക്സലൻസ് സെന്‍ററിന്‍റെ ഉദ്ഘാടനം മ സിൽവർ ലൈൻ റെയിൽ കേരളത്തിന്‍റെ പാരിസ്ഥിതിക അടിത്തറ തകർക്കും: വി.ഡി.സതീശൻ തിരുവനന്തപുരം: സിൽവർ ലൈൻ റെയിൽ പദ്ധതി സംസ്ഥാനത്തിന്‍റെ പാരിസ്ഥിതിക സാന്പത്തിക അടിത്തറ തകർക്കുമെന്നു പ്രതിപക്ഷനേ കള്ള് കടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ വിഴിഞ്ഞം: കോവളം പോലീസ് നടത്തിയ വാഹനപരിശോധനയിൽ അനധികൃതമായി കള്ള് കടത്തിയ മൂന്നംഗ സംഘത്തെയും വാഹനവും പിടികൂടി. കാ ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്‍റ് താത്കാലിക നിയമനം തിരുവനന്തപുരം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ പോത്തൻകോട് പത്തു വർഷം മുൻപ് പോത്തൻകോട്ടു നിന്നും കാണാതായ വയോധികയെ മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തിച്ചു സാമൂഹ്യ പാലോട് നന്ദിയോട് പഞ്ചായത്തിലെ സിഡിഎസ് കുടുംബശ്രീ വാർഷികവും കോവിഡ് ലോണിന്‍റെ സബ്സിഡി വിതരണവും ഡി.കെ. മുരളി എംഎൽഎ തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണക് തിരിമറികൾക്കു കൂട്ടുനിന്നവർക്കെതിരേ നടപടി എടുക്കാതെ സർക്കാർ തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടേയും സിഡബ്ലൂസിയുടേയും ഇടപെടലുകളിലൂടെ അമ്മയറിയാതെ കുട്ടിയെ ദത്തുനല്കിയ സംഭവത മിൽമ ഭവനു മുന്നിൽ ഡോ.വർഗീസ് കുര്യന്‍റെ പ്രതിമ അനാഛാദനം ഇന്ന് തിരുവനന്തപുരം: ഇന്ത്യൻ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ. വർഗീസ് കുര്യന്‍റെ പൂർണകായ പ്രതിമ പട്ടം മിൽമ ഭവനു മുന്നിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തിരക്ക് കുറയ്ക്കാൻ നെടുമങ്ങാട്, കോന്നി ജയിലുകൾ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം: 727 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ 1350 തടവുകാരെ പാർപ്പിച്ചിരിക്കുന്ന സാ കിംസ്ഹെല്‍ത്തിലെ ഡോ. രാജലക്ഷ്മി ഐഡിഎസ്എ ഫെല്ലോ തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ ഡോ. എ രാജലക്ഷ്മി ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയുടെ (ഐഡിഎസ്എ) ഫെല്ലോ ആയ ബിജെപി ഓഫീസ് ആക്രമണം: കേസ് പിൻവലിക്കാൻ സർക്കാർ കോടതിയിൽ തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ അപേക്ഷ നൽകി. അനന്തപുരി ബൈബിൾ കണ്‍വൻഷൻ സഹകാരികളെ അനുസ്മരിക്കുന്നു തിരുവനന്തപുരം: കോവിഡ് കാലത്ത് മരണമടഞ്ഞ അനന്തപുരി ബൈബിൾ കണ്‍വൻഷന്‍റെ സഹകാരികളെ അനുസ്മരിക്കുന്നു. നാളെ രാവിലെ 10 സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു രാത്രി നടന്നു സ്ത്രീകൾ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു സ്ത്രീകളുടെ രാത്രി ന നിലമാമൂട്: മരത്തിനു മുകളിൽ കൂടുകെട്ടിയിരുന്ന കാട്ടുതേനീച്ചക്കൂട് തലയിൽ വീണ് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചി ഒമിക്രോൺ വകഭേദം: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കുമായി യുഎഇ ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണമെന്നാണ് അർത്ഥം: മുഖ്യമന്ത്രി ഒമിക്രോൺ വകഭേദം: കേരളവും ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി കെ-റെയിൽ: മുഖ്യമന്ത്രി വിവേകപൂർവം ചിന്തിക്കണമെന്ന് മുല്ലപ്പള്ളിയുടെ തുറന്ന കത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ പിടിയില്‍ ഒമിക്രോൺ വകഭേദം: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്കുമായി യുഎഇ ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണമെന്നാണ് അർത്ഥം: മുഖ്യമന്ത്രി ഒമിക്രോൺ വകഭേദം: കേരളവും ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി കെ-റെയിൽ: മുഖ്യമന്ത്രി വിവേകപൂർവം ചിന്തിക്കണമെന്ന് മുല്ലപ്പള്ളിയുടെ തുറന്ന കത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ പിടിയില്‍ അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി Kollam അമിതഭാരവുമായെത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി Pathanamthitta പദ്ധതി പൂര്‍ത്തീകരണ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിനു കൈമാറി Ernakulam സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു Thrissur നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ നഴ്സുമാർക്കു പരിശീലനം Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram തലശേരി ക്വട്ടേഷന്‍ സംഘത്തിനു പങ്ക് Kozhikode നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur അഞ്ചൽ രാമഭദ്രൻ വധം: പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി സാക്ഷികളുടെ പരാതി Kollam അമിതഭാരവുമായെത്തുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി Pathanamthitta പദ്ധതി പൂര്‍ത്തീകരണ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിനു കൈമാറി Ernakulam സെക്കുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു Thrissur നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ നഴ്സുമാർക്കു പരിശീലനം Palakkad സ്വാദൂറും വിഭവങ്ങളുമായി ‘ഉമ്മാന്‍റെ വടക്കിനിക്ക്’ തുടക്കമായി Malappuram തലശേരി ക്വട്ടേഷന്‍ സംഘത്തിനു പങ്ക് Kozhikode നീലഗിരി ജില്ലാ കളക്ടറായി എസ്.പി. അമൃത് ചാർജെടുത്തു Wayanad യൂത്ത് ഫ്രണ്ട്-എം കർഷക കൂടിക്കാഴ്ച Kannur FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല… November 25, 2021 November 25, 2021 Vasuki SLeave a Comment on FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല… മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് രാജ്യത്ത് ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പരിരക്ഷ നൽകി വന്നിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് എന്ന പേരില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൊതുജനങ്ങൾക്കായി ആവിഷ്കരിച്ചു. രാജ്യമൊട്ടാകെ കോടിക്കണക്കിന് പേർ പദ്ധതിയിൽ അംഗത്വമെടുത്തു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു കാണും. പ്രചരണം ദേശീയ ആരോഗ്യ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന ഹെൽത്ത് കാർഡിന്‍റെ ചിത്രത്തോടൊപ്പം ഒരു ശബ്ദ സന്ദേശമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ കാർഡ് […] FACT CHECK: ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല… ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില by Mukundan K FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല… മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് by Vasuki S FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ വസ്‌തുത അറിയാം വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തു by Dewin Carlos FACT CHECK: ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ… പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട്ടിലെ നാം തമിഴര് by Mukundan K FACT CHECK: പാക്കിസ്ഥാനിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം… ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലില്‍ മുസ്‌ലിംകള്‍ by Mukundan K FACT CHECK – ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ വസ്‌തുത അറിയാം വിവരണം ഇതാ ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ by Dewin Carlos FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം… FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം.. FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം.. FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം.. FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെള്ളക്കെട്ടിലേക്ക് ചാടിയും നീന്തിയും ആഘോഷിക്കുന്നവര്‍; വീഡിയോ കേരളത്തില്‍ നിന്നുള്ളതല്ല വസ്‌തുത ഇതാണ്.. Benny raphel commented on FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം വസ്‌തുത അറിയാം BFF Ninan Chacko commented on FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…: Sorry without knowing the facts forwarded Vineetha commented on FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…: Ok വിഭാഗങ്ങള്‍ Select Category Coronavirus (83) Explanatory (1) Tech (1) Visual (17) അന്തര്‍ദേശിയ (5) അന്തര്‍ദേശിയ൦ (137) അന്തര്‍ദേശീയ (21) അന്തര്‍ദ്ദേശീയ൦ (34) അന്താരാഷ്ട്രീയം (4) അന്തർദേശിയ൦ (69) അപൂര്‍വ്വ പുഷ്പ്പം (2) അലൌകികം (7) ആക്രമണം (1) ആന്തര്‍ദേശീയം (2) ആരോഗ്യം (84) കലാപം (7) കായികം (2) കുറ്റകൃത്യം (20) കൌതുകം (57) കൗതുകം (36) ചരിത്രം (12) ദേശിയ (16) ദേശിയം (169) ദേശിയ് (2) ദേശീയം (246) നിയമം (2) നൈസര്‍ഗിക (1) പര്യടനം (1) പുഷ്പം (1) പ്രതിരോധം (1) പ്രാദേശികം (77) രാഷ്ട്രീയം (1,187) വര്‍ഗീയം (3) വിനോദം (17) വ്യാജ വാർത്ത (4) ശാസ്ത്രം (5) സഞ്ചാരം (2) സമുഹികം (9) സമ്പത്ത് (1) സാങ്കേതികം (10) സാമുഹികം (27) സാമൂഹികം (545) സാമ്പത്തികം (5) സാമ്പത്തികമായ (1) സാംസ്കാരികം (6) സാംസ്‌കാരികം (1) സാംസ്ക്കാരികം (1) സിനിമ (1) FACT CHECK: രാജസ്ഥാനില്‍ ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായ സംഭവം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു… FACT CHECK: രാജസ്ഥാനിലെ രണ്ട്‌ സിപിഎം എം എല്‍ എമാര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്ന് വ്യാജ പ്രചരണം… പ്രചരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്വന്തം പാര്‍ട്ടി വിട്ട് മറ്റൊന്നിലേയ്ക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട്‌ സിപിഎം എംഎല്‍എ മാരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്‌. രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിച്ച രണ്ട് സിപിഐഎം എം എൽ എ,മാരും കോൺഗ്രസ്സിലേക്ക് പോയി കേട്ടോ… കേരളത്തിലെ അറിയാത്ത എല്ലാ അന്തം കമ്മികൾക്കുമായി അറിയിക്കുകയാണ് കേട്ടോ… എല്ലാവരും ഒന്ന് ആഞ്ഞുപിടിച്ച് ഷെയർ ചെയ്‌ത്‌ അന്തംകമ്മികളെ അറിയിക്കണം കേട്ടോ രണ്ട്‌ എം എല്‍ എ മാരുടെ ചിത്രങ്ങളും പേരുകളും […] FACT CHECK: ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തിയുടെ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല… ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പോലീസ് നടപടിയില by Mukundan K FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല… മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് by Vasuki S FACT CHECK – ശ്രീനഗറില്‍ സുരക്ഷാസേന തീവ്രവാദിയെ പിടികൂടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ വസ്‌തുത അറിയാം വിവരണം സൈന്യം തീവ്രവാദിയെ സാഹസികമായി കീഴ്‌പ്പെടുത്തു by Dewin Carlos FACT CHECK: ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്താണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞോ? സത്യാവസ്ഥ അറിയൂ… പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ് നാട്ടിലെ നാം തമിഴര് by Mukundan K FACT CHECK: പാക്കിസ്ഥാനിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം… ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലില്‍ മുസ്‌ലിംകള്‍ by Mukundan K FACT CHECK – ചൈനയുടെ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ വസ്‌തുത അറിയാം വിവരണം ഇതാ ചൈനയുടെ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ by Dewin Carlos FACT CHECK: മലേഷ്യയിലെ 5 കൊല്ലം പഴയ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം… FACT CHECK: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യാജ പ്രചരണം… FACT CHECK – സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം.. FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം.. FACT CHECK – വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുളിക്കുന്ന സ്ത്രീ; ദൃശ്യം കേരളത്തിലെയാണോ? വസ്‌തുത അറിയാം.. Benny raphel commented on FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം വസ്‌തുത അറിയാം BFF Ninan Chacko commented on FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…: Sorry without knowing the facts forwarded Vineetha commented on FACT CHECK:പ്രാങ്ക് വീഡിയോ യഥാര്‍ത്ഥ സംഭവത്തിന്‍റെത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…: Ok വിഭാഗങ്ങള്‍ Select Category Coronavirus (83) Explanatory (1) Tech (1) Visual (17) അന്തര്‍ദേശിയ (5) അന്തര്‍ദേശിയ൦ (137) അന്തര്‍ദേശീയ (21) അന്തര്‍ദ്ദേശീയ൦ (34) അന്താരാഷ്ട്രീയം (4) അന്തർദേശിയ൦ (69) അപൂര്‍വ്വ പുഷ്പ്പം (2) അലൌകികം (7) ആക്രമണം (1) ആന്തര്‍ദേശീയം (2) ആരോഗ്യം (84) കലാപം (7) കായികം (2) കുറ്റകൃത്യം (20) കൌതുകം (57) കൗതുകം (36) ചരിത്രം (12) ദേശിയ (16) ദേശിയം (169) ദേശിയ് (2) ദേശീയം (246) നിയമം (2) നൈസര്‍ഗിക (1) പര്യടനം (1) പുഷ്പം (1) പ്രതിരോധം (1) പ്രാദേശികം (77) രാഷ്ട്രീയം (1,187) വര്‍ഗീയം (4) വിനോദം (17) വ്യാജ വാർത്ത (4) ശാസ്ത്രം (5) സഞ്ചാരം (2) സമുഹികം (9) സമ്പത്ത് (1) സാങ്കേതികം (10) സാമുഹികം (27) സാമൂഹികം (545) സാമ്പത്തികം (5) സാമ്പത്തികമായ (1) സാംസ്കാരികം (6) സാംസ്‌കാരികം (1) സാംസ്ക്കാരികം (1) സിനിമ (1) നിരവധി പെണ്‍കുട്ടികളുണ്ടെന്ന പേരില്‍ പണം വാങ്ങിയ ഡേറ്റിങ് ആപ്പില്‍ ആകെയുള്ളത് അഞ്ചു പേര്‍ മാത്രം പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ് ലിവര്‍പൂള്‍ ക്രിസ്മസ് ലൈറ്റ്‌സ് സ്വിച്ച്-ഓണിന് 'രക്തസാക്ഷി 12 വയസ്സുകാരിയെ കുത്തിക്കൊന്നു; പോലീസ് കസ്റ്റഡിയിലുള്ള 13 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; അക്രമത്തിന് മുന്‍പ് തര്‍ക്കം നടന്നതായി പോലീസ്; ഹൃദയം തകര്‍ന്ന് വിശ്വസിക്കാന്‍ കഴിയാതെ കുടുംബം ഇടിവെട്ടേറ്റവന്റെ തലയില്‍ പാമ്പും കടിക്കും! കൊവിഡ് ഭീതിക്കിടെ ആര്‍വെന്‍ കൊടുങ്കാറ്റ് ബ്രിട്ടനില്‍; മരം മറിഞ്ഞ് കാറിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു; മോട്ടോറിസ്റ്റുകളോട് യാത്ര ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് ജീവന് ഭീഷണി' ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ശക്തമായ കാറ്റും, മഴയും, അകമ്പടിയായി വെള്ളപ്പൊക്കവും ക്രിസ്മസിന് എന്തെല്ലാം പ്രതീക്ഷകളായിരുന്നു, എല്ലാം പൊളിയുന്ന ലക്ഷണമാണ്! യാത്രാവിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് നീട്ടാന്‍ ബോറിസ്; പുതിയ സൂപ്പര്‍ വേരിയന്റ് 'ഒമിക്രോണിനെ' അത്രയൊന്നും പേടിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍; രണ്ട് വര്‍ഷത്തെ പോരാട്ടം വെറുതെയാകില്ല; ബ്രിട്ടീഷുകാരുടെ ഹോളിഡേകളും, മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതത്വത്തിലേക്ക്! ക്രിസ്മസ് ആഘോഷിക്കാന്‍ ഞാന്‍ റെഡി! ആശങ്കകള്‍ അകറ്റി ആരോഗ്യം തിരിച്ചുപിടിച്ച് രാജ്ഞി; സാന്‍ഡ്രിംഗാമില്‍ രാജകുടുംബത്തെ മുഴുവന്‍ ആഘോഷത്തിനായി വരവേല്‍ക്കാന്‍ 95-കാരി; അഭ്യൂഹങ്ങളെ കാറ്റില്‍പ്പറത്തി തിരിച്ചുവരവ് തയ്യാറെടുക്കാം, ആര്‍വെന്‍ കൊടുങ്കാറ്റിനായി; ജീവഹാനി വരെ സംഭവിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; 80 എംപിഎച്ച് വേഗതയില്‍ കാറ്റ്, മഴ, ആലിപ്പഴ വര്‍ഷം, മഞ്ഞ്; എല്ലാം ഇന്നെത്തും, താപനില -4 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും ബ്രിട്ടനില്‍ വീണ്ടും ആശങ്കയുടെ നിഴല്‍; ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയിലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; ഏറ്റവും മാരകമായ സൂപ്പര്‍-മ്യൂട്ടന്റ് വേരിയന്റ് കുഴപ്പം തന്നെ; വാക്‌സിനുകളുടെ ശേഷി 40 ശതമാനം കുറയ്ക്കുന്നു; സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ 6 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം മക്കള്‍ക്ക് വേണ്ടി വാക്‌സിന്‍ എടുക്കുന്നത് മാറ്റിവെച്ചു; 27-കാരിയായ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു; കുട്ടികളുടെ കാര്യം നോക്കി തിരക്കിലായതിനാല്‍ വാക്‌സിനെടുക്കാന്‍ വൈകിയത് വിനയായി; മകള്‍ വാക്‌സിന്‍ വിരുദ്ധ ആയിരുന്നില്ലെന്ന് പിതാവ് ഒടുവില്‍ ബ്രിട്ടനിലേക്കുള്ള സാഹസിക യാത്രക്ക് 27 ഇരകള്‍; അഞ്ച് സ്ത്രീകളും, ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു; മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത് ഫ്രഞ്ച് മത്സ്യത്തൊഴിലാളികള്‍ കൊല' നടത്തി തലയൂരുന്ന ക്രിമിനല്‍ സംഘങ്ങളെ നേരിടാന്‍ ബ്രിട്ടന്‍ ഫ്രഞ്ച് മണ്ണിലെത്തുമെന്ന് മാക്രോണിനോട് ബോറിസ് മഞ്ഞണിഞ്ഞ വീക്കെന്‍ഡിനായി തയ്യാറെടുക്കാം; വെള്ളിയാഴ്ചയോടെ വെയില്‍സിലും, ഈസ്റ്റ് ആംഗ്ലിയയിലും വരെ മഞ്ഞ് പെയ്യും; ബ്രിട്ടനില്‍ യെല്ലോ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്; രാജ്യത്ത് ശരാശരി താപനില 7 സെല്‍ഷ്യസ്; ശനിയാഴ്ച യാത്രകള്‍ കുഴപ്പത്തിലാകും, ഒപ്പം പവര്‍ കട്ടും! എന്‍എച്ച്എസ് നഴ്‌സുമാര്‍ കെയര്‍ ഹോം അന്തേവാസികള്‍ക്ക് ഫിസര്‍ വാക്‌സിന് പകരം കുത്തിവെച്ചത് ഉപ്പുവെള്ളം! അബദ്ധം മനസ്സിലാക്കിയപ്പോള്‍ അതേ ദിവസം വാക്‌സിന്‍ നല്‍കി; ആരും അറിയാതെ മറച്ച സംഭവങ്ങള്‍ വെളിച്ചത്ത് വന്നത് രേഖകള്‍ പുറത്തുവന്നതോടെ? നഴ്‌സുമാരെയും, പാരാമെഡിക്കുകളെയും കൊലപ്പെടുത്തിയാല്‍ ഇനി ശിക്ഷ ജീവപര്യന്തം; പോലീസുകാരുടെയും, ഫയര്‍ഫൈറ്റേഴ്‌സിന്റെയും ജീവനെടുത്താല്‍ ആജീവനാന്തം ജയിലില്‍ കിടക്കാം; ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കൊലയാളികള്‍ പ്രതിക്കൂട്ടില്‍ നിന്ന് ചിരിച്ചതിനെ തുടര്‍ന്ന് പിസി ഹാര്‍പ്പറുടെ വിധവ നടത്തിയ പോരാട്ടം ഫലം കണ്ടു ഇല്ലാവചനം വിളമ്പിയ ബിബിസിയ്ക്ക് എതിരെ പൊട്ടിത്തെറിച്ച് രാജകുടുംബം; വില്ല്യം-ഹാരി തര്‍ക്കത്തില്‍ ഊതിപ്പെരുപ്പിച്ച, അടിസ്ഥാനരഹിതമായ കണ്ടെത്തലുകള്‍ ഡോക്യുമെന്ററിയായി അവതരിപ്പിച്ചു; തന്നെ കുറിച്ചുള്ള നെഗറ്റീവ് കഥകളുടെ പേരില്‍ അഭിഭാഷകയെ അയച്ച് മെഗാന്‍ സ്റ്റുഡന്റ് നഴ്‌സിന്റെ മൊബൈല്‍ നമ്പറുള്ള പാഴ്‌സല്‍ അയല്‍വാസിയുടെ വീട്ടിലെത്തി; 23-കാരിയെ അശ്ലീല സന്ദേശങ്ങള്‍ കൊണ്ട് പൊതിഞ്ഞ് 46-കാരന്‍; സെക്‌സില്‍ ഏര്‍പ്പെടാന്‍ 200 പൗണ്ട് ഓഫറും? പോലീസില്‍ വിവരം അറിയിച്ചതോടെ അറസ്റ്റ്; പാഴ്‌സലുകളില്‍ മൊബൈല്‍ നമ്പര്‍ പ്രിന്റ് ചെയ്യുന്നതിനെതിരെ ക്യാംപെയിന്‍ വാക്‌സിന്‍ ആയുധമാക്കി മഹാമാരിയെ തോല്‍പ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറും; പ്രവചിച്ച് മുന്‍ വാക്‌സിന്‍ മന്ത്രി നദീം സവാഹി; ജൂലൈയില്‍ സ്വാതന്ത്ര്യം നല്‍കിയ തീരുമാനം ശരിയായി; ബ്രിട്ടനെ പരിഹസിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ദുരിതത്തില്‍ യുകെയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ല! ഓസ്ട്രിയയും, ജര്‍മ്മനിയും വാക്‌സിന്‍ നിര്‍ബന്ധമാക്കിയത് പിന്തുടരില്ലെന്ന് പ്രഖ്യാപിച്ച് സാജിദ് ജാവിദ്; ക്രിസ്മസ് രക്ഷിച്ചെടുക്കാന്‍ ബൂസ്റ്റര്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥന നിരവധി പെണ്‍കുട്ടികളുണ്ടെന്ന പേരില്‍ പണം വാങ്ങിയ ഡേറ്റിങ് ആപ്പില്‍ ആകെയുള്ളത് അഞ്ചു പേര്‍ മാത്രം പരാതിയുമായി കോടതിയെ സമീപിച്ച് യുവാവ് ഡേറ്റിങ് ആപ്പില്‍ ആവശ്യത്തിന് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ 29കാരനായ യുവാവ് ആപ്പ് സര്‍വീസ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചതാണ് റിപ്പോര്‍ട്ട് ഡേറ്റിങ് ആപ്പുകള്‍ ആധുനിക കാലത്ത് മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. മനസിന് ഇണങ്ങിയ പങ്കാളിയെ തേടി യുവാക്കള്‍ ഡേറ്റിങ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പതിവാണ്. ഇതിനിടെ ഡേറ്റിങ് ആപ്പിനെതിരെ പരാതി നല്‍കി വ്യത്യസ്തനായിരിക്കുകയാണ് യുഎസിലെ യുവാവ്. ഡെന്‍വറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ ആവശ്യത്തിന് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ 29കാരനായ യുവാവ് ആപ്പ് സര്‍വീസ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചതാണ് റിപ്പോര്‍ട്ട്. ആപ്പില്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാന്‍ ക്രോസ് എന്ന യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെന്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു 25 മുതല്‍ 35 വരെ പ്രായത്തിലുള്ള നിരവധി പെണ്‍കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായാണ് യുവാവ് വെളിപ്പെടുത്തുന്നത്. എന്നാല്‍ വലിയ പണം നല്‍കി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയില്‍ വെറും അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ആപ്പില്‍ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയില്‍ പറയുന്നു ഡെന്‍വര്‍ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സര്‍വീസ് പ്രൊവൈഡര്‍ ആയ എച്ച്എംസെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഒമിക്രോണിന്റെ യഥാര്‍ത്ഥ പ്രഹര ശേഷി മനസ്സിലാവാന്‍ ആഴ്ചകള്‍ വേണ്ടിവരും പുതിയ ഘടന വ്യത്യസ്തമായതിനാല്‍ വാക്‌സിന്‍ ഗുണകരമാകില്ലെന്ന സംശയം പങ്കുവച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ബാഗ് തട്ടിയെടുക്കാനുള്ള അക്രമം ലണ്ടനില്‍ സിഖുകാരനായ 16 കാരന്‍ ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് മരിച്ചു 19ാം നിലയില്‍ നിന്ന് താഴേക്ക് വീണ് 82 കാരി തുണയായത് തുണി ഉണക്കാനിട്ട റാക്ക് ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷിച്ചു ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തെ നിസാരമാക്കരുത്, അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യ സംഘടന തീവ്ര വ്യാപന ശേഷി യൂറോപ്പില്‍ ആദ്യ കേസ് മറഡോണ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തതായി ക്യൂബന്‍ വനിതയുടെ പരാതി ഫ്രാന്‍സില്‍ കോവിഡ് അഞ്ചാം തരംഗം ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണം ഇരട്ടിയായി രോഗികളുടെ എണ്ണത്തില്‍ 81 ശതമാനം വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ് അഫ്ഗാനില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് താലിബാന്‍ സ്ത്രീകള്‍ അഭിനയിക്കുന്ന ഷോകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം അമേരിക്കയിലെ വിസ്‌കോന്‍സിനില്‍ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് കാറിടിച്ച് കയറി നിരവധി മരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു ക്രിസ്മസ് പരേഡിലേക്ക് ചുവന്ന ഫോര്‍ഡ് എസ്‌യുവി ഇടിച്ചുകയറ്റി; 30-ഓളം പേര്‍ക്ക് പരുക്കേറ്റു; കുട്ടികള്‍ ഭയചകിതരായി അക്രമത്തിന് സാക്ഷിയായി; വാഹനം വീണ്ടെടുത്ത് പോലീസ്; പ്രതിയെ കുറിച്ച് വിവരം ലഭിച്ചു; ആളുകളെ ഇടിച്ച് വീഴ്ത്തുമ്പോള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട് പാലസ്തീന്‍ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേല്‍ Breaking News: ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം ◆ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു ◆ വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ◆ ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ◆ ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി ◆ ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ സ്‌പുട്‌നിക്ക് വാക്‌സിന് കഴിയും; അവകാശവാദവുമായി റഷ്യ ◆ പാര്‍ലമെന്റ് ക്യാന്റീനിൽ നൽകുന്ന ഭക്ഷണം ഇന്നും ഹലാല്‍ തന്നെയാണെന്ന് സംഘപരിവാറുകാര്‍ക്ക് അറിയില്ല: ജോണ്‍ ബ്രിട്ടാസ് ◆ ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ ◆ കേരളത്തിൽ ഇന്ന് 4741 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 5144; പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 15 ശതമാനം കുറവ് ◆ കർഷകർ പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി മാറ്റി; അതിർത്തിയിലെ സമരം തുടരാൻ തീരുമാനം ◆ കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി റെയില്‍വേ പോലീസില്‍ പരാതി; കുട്ടിയെ രക്ഷിക്കാന്‍ മൂന്നു മണിക്കൂർ റെഡ് സിഗ്നലില്ലാതെ സഞ്ചരിച്ച് രപ്തിസാഗര്‍ എക്‌സ്പ്രസ്; ഒടുവിൽ വെളിപ്പെട്ടത് കുടുംബ വഴക്കും കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി റെയില്‍വേ പോലീസില്‍ പരാതി; കുട്ടിയെ രക്ഷിക്കാന്‍ മൂന്നു മണിക്കൂർ റെഡ് സിഗ്നലില്ലാതെ സഞ്ചരിച്ച് രപ്തിസാഗര്‍ ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല; കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല; കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര ചെയ്യാൻ ഇനി അധിക തുക നല്‍കണം: കേന്ദ്രസർക്കാർ റെയിൽവേ സ്വകാര്യവത്കരണത്തിലേക്ക് കൂടുതൽ അടുക്കുന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് പ്രധാന സ്റ്റേഷനുകളിൽ നിന്നും അധികതുക ഈടാക്കുന്ന ടിക്കറ്റ് നിരക്ക് കൂട്ടാതെ വരുമാനം വര്‍ദ്ധിക്കണം; ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്ര തീവണ്ടികൾ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കോവിഡ്: എസി കോച്ചുകളില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു; സംവിധാനം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ വൈറസ് വ്യാപനത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകള്‍ പരിഷ്‌കരിച്ചത്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ അനുവദിക്കും: റെയില്‍വേ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് ഓടിക്കുന്നത്. ട്രെയിന്‍ യാത്ര; മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് സര്‍വ്വീസുകൾ ഉൾപ്പടെ 30 പാസഞ്ചര്‍ ട്രെയിനുകൾക്കാണ് ഇന്നലെ അനുവാദം ലഭിച്ചത്. വെന്റിലേറ്ററും, ഐസൊലേഷൻ വാർഡും ട്രെയിനുകളിൽ സജ്ജമാക്കും; കൊറോണയെ നേരിടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ നടപടികളുമായി ഇന്ത്യൻ റെയിൽവേയും.രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകളും,വെന്റിലേറ്ററുകളും ട്രെയിനുകളിൽ പൗരത്വ നിയമ പ്രതിഷേധം; പ്രതിഷേധക്കാരിൽ നിന്നും 80 കോടി രൂപ നഷ്ടപരിഹാരം ഈടാക്കുമെന്ന് ഇന്ത്യൻ റെയിൽവേ ഇപ്പോൾ പറഞ്ഞത് പ്രാഥമിക കണക്കാണ്, അവസാന വിശകലനത്തിനുശേഷം ഈ കണക്ക് ഉയരാന്‍ സാധ്യതയുണ്ട് ഹലാൽ ഭക്ഷണ വിവാദം കനക്കുന്നതിനിടെ ട്വിറ്ററിൽ വൈറലായി ഹലാൽ ഗോമൂത്രം ബിജെപി, ആര്‍എസ്എസ് പ്രവർത്തകർ വരരുത്; കര്‍ഷക നേതാവിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു ആഫ്രിക്കന്‍ ആനയുടെ ഏകാന്തത അവസാനിപ്പിക്കാൻ ഇണയെ തേടി ഡല്‍ഹി മൃഗശാല ഇസ്ലാമോഫോബിയയും സാമുദായിക വിദ്വേഷവും ഉത്‌പാദിപ്പിക്കുന്നു; സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പരിപാടിയിൽ നിന്നും നീക്കി യുഎഇ രാജകുമാരി പ്രണയം നിരസിച്ച യുവാവിന് നേർക്ക് ആസിഡ് ആക്രമണം; ഷീബ ആസിഡ് എത്തിച്ചത് ഭർത്താവിന്റെ വീട്ടിൽ നിന്ന് ആദ്യ വിവാഹത്തിലെ മകളെ വിവാഹം ചെയ്തു; കാമുകനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി എഴുപതുകാരി കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍ ഒരു ഇംഗ്ലീഷ് കവിയും ചിത്രകാരനും പ്രിന്റ് നിർമ്മാതാവും ആയിരുന്നു വില്യം ബ്ലെയ്ക്ക് (28 നവംബർ 1757 – 12 ഓഗസ്റ്റ് 1827 ജീവിതകാലത്ത് കാര്യമായ അംഗീകാരമൊന്നും ലഭിക്കാതിരുന്ന ബ്ലെയ്ക്ക്, കാല്പനികയുഗത്തിലെ കവിതയുടേയും ദൃശ്യകലകളുടേയും രംഗത്തെ അതികായന്മാരിലൊരാളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിൻറെ പ്രവചനസ്വഭാവമുള്ള കവിതകൾക്ക് അവയുടെ ഗരിമയ്ക്കൊത്തവിധം അനുവാചകരുണ്ടായില്ല എന്ന് നോർഥ്രോപ് ഫ്രൈ എന്ന സാഹിത്യവിമർശകൻ അഭിപ്രായപ്പെടുകയുണ്ടായി.[1] ബ്ലെയ്ക്കിന്റെ ദൃശ്യകലയെ വിലയിരുത്തിയ ഒരു ആധുനികവിമർശകൻ "ബ്രിട്ടണിൽ എക്കാലത്തും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹാനായ കലാകരൻ" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.[2] ജീവിതകാലത്ത് ലണ്ടണിൽ നിന്ന് ഒരുദിവസത്തെ വഴിയാത്രയിലേറെ അകലെ ഒരുവട്ടം മാത്രം സഞ്ചരിച്ചിട്ടുള്ള ബ്ലെയ്ക്ക്,[3] വൈവിദ്ധ്യവും പ്രതീകാത്മകതയുടെ സമൃദ്ധിയും കൊണ്ട് അനുഗൃഹീതമായ അനേകം സൃഷ്ടികളുടെ കർത്താവായി. 1807-ൽ തോമസ് ഫിലിപ്സ് വരച്ച വില്യം ബ്ലെയ്ക്കിന്റെ ചിത്രം. നിഷ്കളങ്കതയുടെയും അനുഭവത്തിന്റേയും കവിതകൾ, സ്വർഗ്ഗ-നരകങ്ങളുടെ വിവാഹം, നാലു സോവമാർ, യെരുശലേം, മിൽട്ടൺ ബൈബിൾ, ദാന്തേ, മിൽട്ടൺ, ഇമ്മാനുവേൽ സ്വീഡൻബർഗ്ഗ്, ജെക്കബ് ബേമ വില്യം ബട്ട്‌ളർ യേറ്റസ്, ഹാർട്ട് ക്രേൻ, ഖലീൽ ജിബ്രാൻ, അല്ലൻ ഗിൻസ്ബർഗ്, ജോൺ ഗാർഡ്നർ(നോവലിസ്റ്റ്) അസാധരണമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് സമകാലീനർ ഭ്രാന്തനെന്നു മുദ്രകുത്തിയ ബ്ലെയ്ക്കിനെ പിൽക്കാലനിരൂപകർ അതുല്യമായ സർഗ്ഗശക്തിയുടേയും അദ്ദേഹത്തിന്റെ കലയുടെ അന്തർധാരയായ നിഗൂഢദാർശനികതയുടേയും പേരിൽ വിലമതിച്ചു. ബ്ലെയ്ക്കിന്റെ കവിതകളും ചിത്രങ്ങളും കാല്പനികപ്രസ്ഥാനത്തേയും പൂർവകാല്പനികതയേയും പുണർന്നുനിൽക്കുന്നു.[4]ബൈബിളിനെ ബഹുമാനിച്ചിരുന്നെങ്കിലും ആംഗ്ലിക്കൻ സഭയോട് ശത്രുതപുലർത്തിയ ബ്ലെയ്ക്കിനെ, ഫ്രഞ്ച് വിപ്ലവത്തിന്റേയും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റേയും ആശയങ്ങളും ആകാംക്ഷകളും [5 ജേക്കബ് ബേമ, ഇമ്മാനുവേൽ സ്വീഡൻബർഗ്ഗ് തുടങ്ങിയ ചിന്തകന്മാരും[6] സ്വാധീനിച്ചിരുന്നു. എന്നാൽ മുൻപ്രസ്ഥാനങ്ങളും മുൻഗാമികളും സ്വാധീനിച്ചിരിക്കാമെങ്കിലും, ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ അതുല്യതമൂലം അദ്ദേഹത്തെ ഏതെങ്കിലും പ്രസ്ഥാനത്തിൽ ഉൾപ്പെടുന്നവനായി കണക്കാക്കുക ബുദ്ധിമുട്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പണ്ഡിതൻ വില്യം റോസെറ്റി ബ്ലെയ്ക്കിനെ വിശേഷിപ്പിച്ചത് "ഉജ്ജ്വല തേജസ്,[7] മുൻഗാമികളുടെ വിലക്കുകൾക്ക് വഴങ്ങാത്തവൻ, സമകാലീനർക്ക് സമനല്ലാത്തവൻ, എളുപ്പം കണ്ടെത്താവുന്ന പിന്മുറക്കാർ ഇല്ലാത്തവൻ" എന്നൊക്കെയാണ്.[8] സ്രഷ്ടാവിന്റെ ആദിരൂപം ബ്ലെയ്ക്കിന്റെ കൃതികളിൽ ഏറെയുള്ള ഒരു ബിംബമാണ്. ഇവിടെ, ജ്ഞാനവാദപാരമ്പര്യത്തിലെ സൃഷ്ടിമൂലമായ പ്രതിദൈവത്തെ അനുസ്മരിപ്പിക്കുന്ന 'ഉറിസൻ താൻ തീർത്ത വിശ്വത്തെ പ്രണമിക്കുന്നു. ഈ ചിത്രം അടങ്ങുന്ന ലോസിന്റെ പാട്ട്, ബ്ലെയ്ക്ക് ദമ്പതിമാർ ചേർന്ന് വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കോണ്ടിനെന്റൽ പ്രോഫസി എന്ന പരമ്പരയിൽ മൂന്നാമത്തേതാണ്. ലണ്ടണിലെ ഗോൾഡൻ സ്ക്വയറിലുള്ള ബ്രോഡ് സ്ട്രീറ്റിൽ 1757 നവംബർ 28-ന്, ഇടത്തരം സാമ്പത്തികനിലയുള്ള കുടുംബത്തിൽ വില്യം ബ്ലെയ്ക്ക് ജനിച്ചു. ഏഴുമക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.[9][10] സഹോദരങ്ങളിൽ രണ്ടുപേർ, ശൈശവത്തിലേ മരിച്ചിരുന്നു. പിതാവ് ജെയിംസ് തുന്നൽക്കാരനായിരുന്നു.[10] വില്യം സ്കൂളിൽ പോയിട്ടില്ല. വീട്ടിൽ വച്ച് അമ്മയാണ് മകനെ പഠിപ്പിച്ചത്.[11] മതവിശ്വാസത്തിൽ വിമതന്മാരായിരുന്ന ബ്ലെയ്ക്കുമാർ മൊറാവിയൻ സഭയിലെ അംഗങ്ങളായിരുന്നെന്ന് കരുതപ്പെടുന്നു. ചെറുപ്രായത്തിലേ ബൈബിളിന്റെ തീവ്രസ്വാധീനത്തിൽ വന്ന ബ്ലെയ്ക്കിന്, ജീവിതകാലമത്രയും ആ ഗ്രന്ഥം പ്രചോദനത്തിന്റെ മുഖ്യ ഉറവിടങ്ങളിലൊന്നായിരുന്നു. ഗ്രീക്ക് പൗരാണികതയുടെ ചിത്രീകരണങ്ങളുടെ പകർപ്പുകൾ ബ്ലെയ്ക്കിന്റെ പിതാവ് മകനു വാങ്ങിക്കൊടുത്തിരുന്നു. ആ ചിത്രങ്ങൾ ബ്ലെയ്ക്ക് മുദ്രണം ചെയ്യാൻ തുടങ്ങി. ചിത്രരചനയേക്കാൾ അദ്ദേഹം അക്കാലത്ത് ഇഷ്ടപ്പെട്ടത് അതായിരുന്നു. റഫായേൽ, മൈക്കെലാഞ്ജലോ, മാർട്ടൻ ഹീംസ്കെർക്ക്, ആൽബ്രെച്റ്റ് ഡൂറർ തുടങ്ങിയവരുടെ സൃഷ്ടികളിലൂടെ പൗരാണികകലയിലെ രൂപങ്ങളുമായി പരിചയപ്പെടാൻ ബ്ലെയ്ക്കിന് അവസരം കിട്ടിയത് അങ്ങനെയാണ്. മകന്റെ സ്വതന്ത്രപ്രകൃതി നന്നായി മനസ്സിലാക്കിയിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിനയയ്ക്കാതെ ചിത്രരചന പഠിക്കാൻ ചേർത്തു. ഇഷ്ടപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ഏറെ വായിച്ചിരുന്നു. അക്കാലത്ത് ബ്ലെയ്ക്ക് തന്റെ പര്യവേക്ഷണം കവിതയുടെ ലോകത്തേക്കുകൂടി വ്യാപിപ്പിച്ചു. ബെൻ ജോൺസണേയും എഡ്മണ്ട് സ്പെൻസറേയുമൊക്കെ അദ്ദേഹത്തിന് പരിചയമായിരുന്നെന്ന് ആദ്യകാലസൃഷ്ടികളിൽ നിന്ന് മനസ്സിലാക്കാം. 1772 ഓഗസ്റ്റ് നാലാം തിയതി ബ്ലെയ്ക്ക് ക്വീൻ തെരുവിലെ ജെയിംസ് ബാസിയറിന്റെ കീഴിൽ മുദ്രണകലയിൽ(Engraving) ഏഴുവർഷത്തെ പരിശീലനത്തിനു ചേർന്നു. പരിശീലനത്തിനൊടുവിൽ മുദ്രണകല ജീവനോപാധിയാക്കാനായിരുന്നു തീരുമാനം.[10] പരിശീലനകാലത്ത് ബ്ലെയ്ക്കും ബാസിയറുമായി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നതിന് തെളിവൊന്നുമില്ല. എന്നാൽ പീറ്റർ ആക്രോയ്ഡ് എഴുതിയ ബ്ലെയ്ക്കിന്റെ ജീവചരിത്രം അനുസരിച്ച്, കലയുടെ ലോകത്തെ തന്റെ എതിരാളികളുടെ പട്ടികയിൽ ബ്ലെയ്ക്ക് ബാസിയറുടെ പേര് എഴുതിച്ചേർത്തിട്ട് വെട്ടിക്കളഞ്ഞു.[12] അക്കാലത്ത് പോതുവേ പഴഞ്ചനെന്ന് കരുതപ്പെട്ടിരുന്ന ശൈലിയാണ് മുദ്രണകലയിൽ ബാസിയർ പിന്തുടർന്നിരുന്നത് എന്നും ഈ പഴഞ്ചൻ ശൈലിയിൽ പരിശീലിക്കപ്പെട്ടുവെന്നത്, മുദ്രണകലയിൽ പൂർണ്ണ അംഗീകാരം നേടുന്നതിൽ പിൽക്കാലത്ത് ബ്ലെയ്ക്കിന് തടസ്സമുണ്ടാക്കിയിരിക്കാമെന്നും പറയപ്പെടുന്നു.[13] രണ്ടുവർഷത്തെ പരിശീലനം കഴിഞ്ഞപ്പോൾ ബാസിയർ ബ്ലെയ്ക്കിനെ ലണ്ടണിലെ ഗോത്തിക് പള്ളികളിലെ ശില്പങ്ങളുടെ രൂപം പകർത്താൻ നിയോഗിച്ചു. ബ്ലെയ്ക്കും അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയിരുന്ന പീറ്റർ പാർക്കറും തമ്മിൽ ചേർന്നുപോകാൻ ബുദ്ധിമുട്ടായിരുന്നതായിരിക്കാം ഈ നിയോഗത്തിന് കാരണം. ലണ്ടണിലെ വെസ്റ്റ് മിൻസ്റ്റർ പള്ളിയിലെ അനുഭവങ്ങൾ ബ്ലെയ്ക്കിന്റെ കലാസങ്കല്പത്തേയും ശൈലിയേയും രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്; അദ്ദേഹത്തിന്റെ കാലത്തെ വെസ്റ്റ്മിൻസ്റ്റർ പള്ളി പടച്ചട്ടകളും, ചായം തേച്ച ശവസംസ്കാരക്കോലങ്ങളും(funeral effigies ബഹുവർണ്ണമായ മെഴുകുരൂപങ്ങളും കൊണ്ട് അലങ്കരിച്ചതായിരുന്നു. ആദ്യം ബ്ലെയ്ക്കിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുക "തിളക്കത്തിന്റേയും നിറപ്പകിട്ടിന്റേയും മങ്ങൽ" ആയിരിക്കുമെന്ന് ആക്രോയ്ഡ് പറയുന്നു.[14] പള്ളിയിൽ വരയിൽ മുഴുകി ചെലവഴിച്ച നീണ്ട സായാഹ്നങ്ങളിൽ ചിലപ്പോഴൊക്കെ വെസ്റ്റ്മിൻസ്റ്റർ വിദ്യാലയത്തിലെ കുട്ടികൾ ബ്ലെയ്ക്കിനെ ശല്യപ്പെടുത്തിയിരുന്നു. അവരിലൊരാളുടെ 'പീഡനം' അസഹ്യമായപ്പോൾ, ബ്ലെയ്ക്ക് അവനെ ഒരു ദിവസം മുകൾത്തട്ടിൽ നിന്ന് ഇടിച്ചു താഴെയിടുകയും അവൻ "വലിയ കോലാഹലത്തോടെ താഴെ വീഴുകയും ചെയ്തു 15] വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ ബ്ലെയ്ക്കിന് ഏറെ സങ്കല്പക്കാഴ്ചകൾ(visions) ഉണ്ടായി. സന്യാസികളുടേയും പുരോഹിതന്മാരുടേയും ഒരു വലിയ പ്രദക്ഷിണം, വിവിധയിനം ആരാധനാഗാനങ്ങളുടെ ആലാപനം തുടങ്ങിയവ ഈ സ്വപ്നദർ‍ശനങ്ങളിൽ ചിലതായിരുന്നു. 1778-ൽ ബ്ലെയ്ക്ക് ലണ്ടണിലെ സ്ട്രാൻഡിനടുത്തുള്ള റോയൽ അക്കാദമിയിൽ ചേർന്നു. അവിടെ ആറുവർഷം വിദ്യാർത്ഥിയായിരുന്നപ്പോൾ, അക്കാദമിക്ക് ഫീസൊന്നും കൊടുക്കേണ്ടിയിരുന്നില്ലെങ്കിലും പഠനസാമിഗ്രികൾ സ്വന്തം ചെലവിൽ വാങ്ങേണ്ടിയിരുന്നു. അക്കാദമിയിൽ അദ്ദേഹം പീറ്റർ പോൾ റൂബൻസിനേയും മറ്റും പോലുള്ളവരുടെ കലാശൈലിയുടെ അപൂർണ്ണതക്കെതിരെ കലാപമുയർത്തി. അന്ന് സ്വീകാര്യമായി കണക്കാക്കപ്പെട്ടിരുന്ന ആ ശൈലിയെ പിന്തുണച്ചിരുന്നവരിൽ പ്രമുഖൻ അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന പ്രഖ്യാതചിത്രകാരൻ ജോഷ്വാ റെയ്നോൾഡ്സായിരുന്നു. ബ്ലെയ്ക്ക് റെയ്നോൾസിന്റെ കലാവീക്ഷണത്തെ, പ്രത്യേകിച്ച്, കലയിൽ 'പൊതുസത്യവും പൊതുസൗന്ദര്യവും' തേടാനുള്ള അദ്ദേഹത്തിന്റെ പ്രവണതയെ വെറുത്തു അമൂർത്തീകരിക്കാനും സാമാന്യവൽക്കരിക്കാനുമുള്ള പ്രവണത മനുഷ്യമനസ്സിന്റെ മഹത്ത്വങ്ങളിൽ ഒന്നാണ്" എന്ന് തന്റെ 'പ്രഭാഷണങ്ങളിൽ' റെയ്നോൾഡ്സ് എഴുതിയിരുന്നു; പ്രഭാഷണങ്ങളുടെ പ്രതിയുടെ മാർജിനിൽ, അതിനോട് പ്രതികരിച്ച് ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു സാമാന്യവത്‍കരിക്കുകയെന്നാൽ മൂഢനാവുക എന്നാണ്. സവിശേഷവത്കരണം മാത്രമാണ് മേന്മയുടെ ഏക അടയാളം 16] റെയ്നോൾസ് പ്രകടിപ്പിച്ച വിനയവും ബ്ലെയ്ക്കിന്‌ ഇഷ്ടമായില്ല. ഒരുതരം കാപട്യമായാണ് അദ്ദേഹം അതിനെ കണ്ടത്. റെയ്നോൾഡ്സിന്റെ ഏറെ പ്രശംസിക്കപ്പെട്ടിരുന്ന എണ്ണച്ചായച്ചിത്രങ്ങളേക്കാൾ ബ്ലെയ്ക്ക് ഇഷ്ടപ്പെട്ടത്, തന്നെ ആദ്യം സ്വാധീനിച്ച മൈക്കെലാഞ്ജലോയുടേയും റഫേലിന്റേയും സൃഷ്ടികളിലെ ക്ലാസിക്കൽ കൃത്യതയാണ്. 1780 ജൂണിൽ ഒരു ദിവസം ബാസിയറുടെ സ്ഥാപനത്തിലേക്ക് നടന്നുപോവുകയായിരുന്ന ബ്ലെയ്ക്ക്, ലണ്ടണിലെ ന്യൂഗേറ്റ് ജയിൽ ആക്രമിക്കാൻ പോയ ഒരു പുരുഷാരത്തിനിടയിൽ പെട്ടുപോയെന്ന് ബ്ലെയ്ക്കിന്റെ ആദ്യത്തെ ജീവചരിത്രകാരനായ അലക്സാണ്ടർ ഗിൽക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.[17] കോടാലിയും മറ്റും ഉപയോഗിച്ച് ജയിൽ തല്ലിപ്പൊളിച്ച പുരുഷാരം കെട്ടിടത്തിന് തീവക്കുകയും അകത്തുണ്ടായിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോൾ ബ്ലെയ്ക്ക് പുരുഷാരത്തിന്റെ മുൻനിരയിലായിരുന്നെന്ന് പറയപ്പെടുന്നു. റോമൻ കത്തോലിക്കർക്കെതിരായ നിയന്ത്രണങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പാർലമെന്റിന്റെ നടപടിയോട് പ്രതികരിച്ചുള്ള ഈ ലഹള ഗോർഡൻ കലാപം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. ഒരുപരമ്പര പുതിയനിയമങ്ങൾക്ക് രൂപംകൊടുക്കാൻ ഈ കലാപം ജോർജ്ജ് മൂന്നാമൻ രാജാവിന്റെ സർക്കാരിനെ പ്രേരിപ്പിച്ചു. ബ്രിട്ടണിലെ ആദ്യത്തെ പോലീസ് സൈന്യം രൂപം കൊണ്ടതും ഈ ലഹളയുടെ പശ്ചാത്തലത്തിലാണ്. ബ്ലെയ്ക്ക് ലഹളയിൽ കൂടിയത് നിർബ്ബന്ധത്തിനുവഴങ്ങിയാണെന്ന് ഗിൽക്രൈസ്റ്റ് പറയുന്നുണ്ടെങ്കിലും അദ്ദേഹം പെട്ടെന്നുള്ള ആവേശത്തിന് അതിൽ പങ്കെടുത്തതാണെന്നും വിപ്ലവമുന്നേറ്റമായി കരുതി പിന്തുണച്ചതാകാമെന്നുമൊക്കെ പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[18] ഇതിനുവിപരീതമായി ജെറോം മക്ഗാൻ വാദിക്കുന്നത് ലഹള ഒരു പ്രതിലോമ പ്രസ്ഥാനമായിരുന്നെന്നും അത് ബ്ലെയ്ക്കിന് അറപ്പുണ്ടാക്കുമായിരുന്നെന്നുമാണ്.[19] ഒബറോണും, ടിറ്റേനിയയും പക്കും, നൃത്തം ചെയ്യുന്ന കിന്നരിമാർക്കൊപ്പം ഷേക്സ്പിയറുടെ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം അവസാനരംഗം ബ്ലെയ്ക്കിന്റെ 1786-ലെ സൃഷ്ടി) 1782-ൽ ബ്ലെയ്ക്ക് പിന്നീട് തനിക്ക് ആശ്രയമായിത്തീർന്ന ജോൺ ഫ്ലാക്സ്മാനെ പരിചയപ്പെട്ടു. പിന്നീട് തന്റെ ഭാര്യയായിത്തീർന്ന കാഥറിൻ ബൗച്ചറെ ബ്ലെയ്ക്ക് കണ്ടുമുട്ടിയതും ആ വർഷമാണ്. തകർന്ന ഒരു ബന്ധം ഉളവാക്കിയ ഞടുക്കം വിട്ടുമാറുന്നതിനു മുൻപായിരുന്നു അത്. അതിനെപ്പറ്റി ബ്ലെയ്ക്കിൽ നിന്നുകേട്ട കാഥറിനും അവളുടെ മാതാപിതാക്കളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചു. അപ്പോൾ ബ്ലെയ്ക്ക് അവളോട് "നിനക്ക് എന്നോട് ദയ തോന്നുന്നുണ്ടോ എന്നു ചോദിച്ചു. ഉണ്ടെന്നുള്ള കാഥറിന്റെ മറുപടി കേട്ടപ്പോൾ ബ്ലെയ്ക്ക് അവളോട് "എങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്നു പറഞ്ഞു. തന്നേക്കാൾ അഞ്ചു വയസ്സ് ഇളപ്പമായിരുന്ന കാഥറിനെ ബ്ലെയ്ക്ക് 1782 ഓഗസ്റ്റ് 18-ന് ബട്ടേർസീയിലെ വിശുദ്ധമറിയത്തിന്റെ പള്ളിയിൽ വച്ച് വിവാഹം കഴിച്ചു. നിരക്ഷരയായിരുന്ന കാഥറിൻ വിവാഹ ഉടമ്പടിയിൽ ഒപ്പായി ഗുണനചിഹ്നം(X) ആണിട്ടത്. പിന്നീട് അവരെ ബ്ലെയ്ക്ക് എഴുതാനും വായിക്കാനും പഠിപ്പിച്ചതിനുപുറമേ മുദ്രണകല പരിശീലിപ്പിക്കുകയും ചെയ്തു. ബ്ലെയ്ക്കിന്റെ ജീവിതകാലമത്രയും അവർ അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സഹായി ആയിരുന്നു. ബ്ലെയ്ക്കിന്റെ സചിത്രകൃതികളുടെ പ്രസിദ്ധീകരണത്തിൽ പങ്കാളിയായതിനു പുറമേ അദ്ദേഹത്തിനു നേരിടേണ്ടിവന്ന ഏറെ കഷ്ടതകളിൽ ആത്മധൈര്യം പകർന്ന് അവർ ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് ലണ്ടണിലെ ദേശീയഗാലറിയുടെ സ്ഥാപകന്മാരിൽ ഒരാളായിരുന്ന ജോർജ്ജ് കുംബർലാൻഡ് ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ ആരാധകനായി. കാവ്യശകലങ്ങൾ (Poetic sketches) എന്ന ആദ്യകവിതാസമാഹാരം 1783-നടുത്താണ് പ്രസിദ്ധീകരിച്ചത്. 1784-ൽ പിതാവിന്റെ മരണത്തെ തുടർന്ന് ബ്ലെയ്ക്കും സഹോദരൻ റോബർട്ടും ചേർന്ന് ഒരു മുദ്രണശാല തുടങ്ങി. വിപ്ലവാത്മകമായ ചിന്തകളുടെപേരിൽ അറിയപ്പെട്ടിരുന്ന പ്രസാധകൻ ജോസഫ് ജോൺസണുമായി അവർ സഹകരിച്ചു. ജോൺസന്റെ വീട്, മുൻകിടയിലെ വിമതന്മാരിൽ പലരുടേയും സംഗമസ്ഥാനമായിരുന്നു: ശാസ്ത്രജ്ഞൻ ജോസഫ് പ്രീസ്റ്റ്ലി; തത്ത്വചിന്തകൻ റിച്ചാർഡ് പ്രൈസ്; കലാകാരൻ, ജോൺ ഹെൻട്രി ഫുസേലി;[20] ആദ്യകാല സ്ത്രീസ്വാതന്ത്ര്യവാദി, മേരി വോൾസ്റ്റോൺക്രാഫ്റ്റ്; അമേരിക്കൻ വിപ്ലവകാരി, തോമസ് പെയ്ൻ തുടങ്ങിയവർ അവരിൽ ചിലരായിരുന്നു. വേഡ്സ്‌വർത്തിനേയും, വില്യം ഗോഡ്‌വിനേയും പോലെ, ബ്ലെയ്ക്കും അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലും ഫ്രഞ്ചുവിപ്ലവത്തിലും ഏറെ പ്രതീക്ഷവച്ചിരുന്നു. ഫ്രഞ്ച് വിപ്ലവകാരികളോട് അനുഭാവം പ്രകടിപ്പിക്കാൻ അദ്ദേഹം വിപ്ലവത്തിന്റെ ഛിഹ്നമായ ഫ്രിജിയൻ തൊപ്പി അണിഞ്ഞു. എന്നാൽ റോബ്സ്പിയേറുടെ ഉയർച്ചയും അദ്ദേഹത്തിനുകീഴിൽ വിപ്ലവം ഭീകരവാഴ്ചയായി മാറിയതും ബ്ലെയ്ക്കിനെ നിരാശപ്പെടുത്തി. 1784-ൽ തന്നെ അദ്ദേഹം തന്റെ പൂർത്തിയാകാതെപോയ "ചന്ദ്രനിലെ ഒരു ദ്വീപ് An island in the Moon) എന്ന കഥ രചിച്ചു. മേരി വോൾസ്റ്റോൺക്രാഫ്റ്റിന്റെ യഥാർത്ഥജീവിതത്തിൽ നിന്നുള്ള സത്യകഥകൾ(1788; 1791) എന്ന പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചത് ബ്ലെയ്ക്കാണ്. വോൾസ്റ്റോൺക്രാഫ്റ്റും ബ്ലെയ്ക്കും സ്ത്രീപുരുഷസമത്വം, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ഒരേ അഭിപ്രായങ്ങൾ പങ്കിട്ടിരുന്നുവെന്ന് കരുതണം. എന്നാൽ അവർ കണ്ടുമുട്ടിയിരുന്നുവെന്ന് സംശയരഹിതമായി തെളിയിക്കാൻ രേഖകളില്ല. 1793-ൽ സ്വന്തം ചിത്രങ്ങളോടൊപ്പം പ്രസിദ്ധീകരിച്ച അൽബിയോണിന്റെ പെണ്മക്കളുടെ ദർശനങ്ങൾ എന്ന കവിതയിൽ, ബ്ലേക്ക് നിർബ്ബന്ധിത പാതിവ്രത്യത്തേയും സ്നേഹരഹിതമായ വിവാഹത്തേയും വിമർശിക്കുകയും സമ്പൂർണ്ണ ആത്മസാക്ഷാത്കാരത്തിനുള്ള സ്ത്രീകളുടെ അവകാശത്തെ ന്യായീകരിക്കുകയും ചെയ്തു. 1738-ൽ 31 വയസ്സുള്ളപ്പോൾ ബ്ലെയ്ക്ക് ഉദ്ദീപ്തമുദ്രണം(Illuminated Printing റിലീഫ് എച്ചിങ്ങ് എന്നൊക്കെ അറിയപ്പെട്ട ആലേഖനവിദ്യയിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ബ്ലെയ്ക്കിന്റെ മിക്കവാറും പുസ്തകങ്ങളും, ചിത്രങ്ങളും, ലഘുലേഖകളും, ദീർഘമായ പ്രവചനങ്ങളടക്കമുള്ള കവിതകളും, ബൈബിളിനെ വിഷയമാക്കിയുള്ള നായകശില്പങ്ങളും വെളിച്ചം കണ്ടത് ഈ സാങ്കേതികവിദ്യയുടെ ആശ്രയത്തിലാണ്. ഈ വിദ്യ ഉപയോഗിച്ച് നിർമ്മിച്ച പുസ്തകങ്ങൾ ഉദ്ദീപ്തഗ്രന്ഥങ്ങൾ എന്നറിയപ്പെട്ടു. കവിതയുടേയും മറ്റും പാഠവും ഒപ്പമുള്ള ചിത്രങ്ങളും ചെമ്പുതകിടിന്മേൽ അമ്ലനിർമ്മമമായ (acid resistant) മാധ്യമത്തിൽ പേനയോ ബ്രഷോ ഉപയോഗിച്ച് എഴുതുകയാണ് ഇതിന് ആദ്യം ചെയ്തിരുന്നത്. തുടർന്ന് തകിടിന്മേൽ അമ്ലം പ്രയോഗിച്ച് എഴുത്തും ചിത്രങ്ങളും ഇല്ലാത്ത പശ്ചാത്തലത്തിലെ ചെമ്പിനെ ലയിപ്പിക്കുമ്പോൾ ആ ഭാഗം താഴ്ന്നും എഴുത്തും ചിത്രങ്ങളും ആ പശ്ചാത്തലത്തിൽ ഉയർന്നും വരുന്നു. അമ്ലത്തിന്റെ പ്രവർത്തനം ചിത്രങ്ങളുടെയും മറ്റും വരകളിന്മേൽ നടക്കുന്ന സാധാരണ എച്ചിങ്ങ് രീതിക്ക് നേർവിപരീതമാണിത്. ബ്ലെയ്ക്ക് കണ്ടുപിടിച്ച റിലീഫ് എച്ചിങ്ങ് എന്ന ഈ സാങ്കേതികവിദ്യ വ്യാവസായിക മുദ്രണത്തിലെ ഒരു പ്രധാനരീതിയായി മാറി. ഈ മാർഗ്ഗം ഉപയോഗിച്ച് മുദ്രണം ചെയ്യപ്പെട്ട താളുകളിൽ പിന്നീട് കൈകൊണ്ട് ജലവർണ്ണങ്ങൾ തേച്ചശേഷം തുന്നിക്കെട്ടി പുസ്തകരൂപത്തിലാക്കുകയാണ് ചെയ്തിരുന്നത്. ഉദ്ദീപ്തമുദ്രണരീതി ഉപയോഗിച്ചാണ് ബ്ലെയ്ക്ക് തന്റെ നിഷ്കളങ്കതയുടെ പാട്ടുകൾ, അറിവിന്റെ പാട്ടുകൾ, തെലിന്റെ പുസ്തകം സ്വർഗ്ഗ-നരകങ്ങളുടെ വിവാഹം, യെരുശലേം എന്നിവ ഉൾപ്പെടെയുള്ള ഏറെ അറിയപ്പെടുന്ന രചനകളെല്ലാം പ്രസിദ്ധീകരിച്ചത്. ഭാര്യ കാഥറിനുമായി ബ്ലെയ്ക്ക് മരണം വരെ സ്നേഹവും വിശ്വസ്തതയും പുലർത്തി. കാഥറിനെ ബ്ലെയ്ക്ക് എഴുത്തും വായനയും പഠിപ്പിച്ചു. അദ്ദേഹത്തിന്റെ കവിതകൾക്കൊപ്പമുള്ള ചിത്രങ്ങൾക്ക് ചായം കൊടുക്കുന്നതിൽ അവർ സഹകരിച്ചു.[21] വിവാഹത്തിന്റെ ആദ്യഘട്ടത്തിലെ "കൊടുങ്കാറ്റുദിനങ്ങളെക്കുറിച്ച്" ഗിൽക്രൈസ്റ്റ് പറയുന്നുണ്ട്.[22] വിവാഹത്തെക്കുറിച്ച് വ്യത്യസ്തമായ ആശയങ്ങൾ പിന്തുടർന്നിരുന്ന സ്വീഡൻബർഗ്ഗ് സമൂഹത്തിന്റെ വിശ്വാസങ്ങളുടെ ബലത്തിൽ, ഒരു വെപ്പാട്ടിയെ വിവാഹത്തിലേക്കും കിടക്കയിലേക്കും കൊണ്ടുവരാൻ ബ്ലെയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ജീവചരിത്രകാരന്മാരുണ്ട്.[23] എന്നാൽ മറ്റു പണ്ഡിതന്മാർ ഈ കഥകളെ ഊഹാപോഹങ്ങളായി തള്ളിക്കളയുന്നു.[24] ഈ ദമ്പതിമാർക്ക് സന്താനങ്ങളില്ലായിരുന്നു. വില്യമിന്റേയും കാഥറീന്റേയും ആദ്യപുത്രിയും അവസാനസന്താനവും തെലിന്റെ പുസ്തകം എന്ന രചനയിൽ മൃതാവസ്ഥയിൽ ഗർഭം ധരിക്കപ്പെട്ടതായി പറയുന്ന തെൽ ആണെന്നുപറയാം.[25] മന്ത്രവാദത്തിന്റേയും അധോലോകത്തിന്റേയും ഗ്രീക്ക് ദേവതയായ ഹിക്കേറ്റ് ബ്ലെയ്ക്കിന്റെ ദർശനത്തിൽ 1795-ലെ രചന 1800-ൽ, വില്യം ഹെയ്‌ലി എന്ന ചെറുകിട കവിയുടെ രചനകൾക്ക് ചിത്രം വരക്കുന്ന ജോലി ഏറ്റെടുത്ത് ബ്ലെയ്ക്ക് സസക്സിലെ ഫെൽഫാമിൽ ഒരു കുടിലിൽ താമസമാക്കി. ഈ കുടിലിലാണ് അദ്ദേഹം, 1805-നും 1808-നും ഇടക്ക് പ്രസിദ്ധീകരിച്ച മിൽട്ടൻ എന്ന കവിത എഴുതിയത്. ക്രമേണ ബ്ലെയ്ക്ക് തന്റെ പുതിയ രക്ഷാധികാരിയുമായി അകൽച്ചയിലായി. ഹെയ്‌ലിയുടെ താത്പര്യം കലാസപര്യയിൽ അല്ല അന്തസ്സാരശ്ശൂന്യമായ വിരസവൃത്തിയിലാണെന്ന് അദ്ദേഹത്തിനു തോന്നി.[26] മിൽട്ടൻ എന്ന കവിതയിലെ "ഭൗതികസുഹൃത്തുക്കൾ ആത്മീയശത്രുക്കളാണ്(3:26 എന്ന വരിക്ക് പ്രചോദനമായത് ഹെയ്‌ലിയുമായുള്ള ബന്ധം നൽകിയ അനുഭവങ്ങളാണെന്നു കരുതുന്നവരുണ്ട്.[26] അധികാരികളുമായുള്ള ബ്ലെയ്ക്കിന്റെ കലഹം, 1803 ആഗസ്റ്റിൽ ജോൺ ഷോഫീൽഡ് എന്ന പട്ടാളക്കാരനുമായുള്ള അദ്ദേഹത്തിന്റെ മല്പിടിത്തത്തെ തുടർന്ന് മൂർദ്ധന്യത്തിലായി.[27] ബ്ലെയ്ക്കിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കയ്യേറ്റത്തിനുപുറമേ രാഷ്ട്രവിരോധവും രാജദ്രോഹപരവുമായ ജല്പനങ്ങളും ഉൾപ്പെട്ടിരുന്നു രാജാവ് തുലയട്ടെ. പട്ടാളക്കാരൊക്കെ അടിമകളാണ്" എന്ന് ബ്ലെയ്ക്ക് വിളിച്ചുപറഞ്ഞതായി ഷോഫീൽഡ് അവകാശപ്പെട്ടിരുന്നു.[28] ഒടുവിൽ ബ്ലെയ്ക്ക് കുറ്റവിമുക്തനാക്കപ്പെട്ടു. സസക്സിലെ ഒരു പ്രാദേശിക പത്രത്തിലെ റിപ്പോർട്ടനുസരിച്ച് ഉന്നയിക്കപ്പെട്ട തെളിവുകൾ ചമച്ചുണ്ടാക്കിയവയാണെന്ന് വളരെ വ്യക്തമായിരുന്നതിനാൽ സംഗതി കുറ്റവിമുക്തിയിൽ അവസാനിച്ചു 29] പിന്നീട് യെരുശലേം എന്ന കവിതയോടൊപ്പം ചേർത്ത ഒരു ചിത്രത്തിൽ ഷോഫീൽഡ് "മനോനിർമ്മിതമായ വിലങ്ങ് Mind-forged manacles) ധരിച്ച് പ്രത്യക്ഷപ്പെട്ടു.[30] വലിയ ചുവന്ന വ്യാളിയും സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും (1805) ബൈബിളിലെ വെളിപാടു പുസ്തകത്തെ ആധാരമാക്കിയുള്ള ബ്ലെയ്ക്കിന്റെ ചിത്രീകരണപരമ്പരയിൽ പെടുന്നതാണ്(വെളിപാട്-12). 1804-ൽ ലണ്ടണിൽ മടങ്ങിയെത്തിയ ബ്ല്യെക്ക്, അദ്ദേഹം ഏറ്റവും പ്രതീക്ഷവച്ച പുസ്തകമായ യെരുശലേമിന്റെ രചനയിലും ചിത്രീകരണത്തിലും മുഴുകി. ചോസറുടെ കാന്റർബറി കഥകളിലെ തീർത്ഥാടകരുടെ ചിത്രീകരണം നടത്താൻ തീരുമാനിച്ച അദ്ദേഹം, അതിന്റെ വില്പ്നയുടെ ചുമതല ഏറ്റെടുക്കാൻ റോബർട്ട് ക്രോമക്ക് എന്ന കച്ചവടക്കാരനോടാവശ്യപ്പെട്ടു കിറുക്കൻ' പ്രകൃതിയായ ബ്ലെയ്ക്ക് ജനസമ്മതി കിട്ടത്തക്കവണ്ണം ചിത്രീകരണം നിർവഹിക്കാനിടയില്ലെന്നു വിശ്വസിച്ച ക്രോമക്ക്, ബ്ലെയ്ക്കിന്റെ ആശയം തോമസ് സ്റ്റോട്ട്‌ഹാർഡിന് കൈമാറി. താൻ വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ ബ്ലെയ്ക്ക്, സ്റ്റോട്ട്‌ഹാർഡുമായി പിണങ്ങി. സ്വന്തം ചോസർ ചിത്രീകരണവും മറ്റുചിത്രങ്ങളും ഉൾപ്പെട്ട ഒരു സ്വതന്ത്രപ്രദർശനം സഹോദരന്റെ കടയിൽ അദ്ദേഹം ഒരുക്കുകയും ചെയ്തു. അതിന്റെ ഫലമായി അദ്ദേഹം തന്റെ വിവരണപ്പട്ടിക(Descriptive Catalogue-1809 എഴുതി. ആന്തണി ബ്ലണ്ട്, ചോസർ സാഹിത്യത്തിന്റെ ഉജ്ജ്വലവിശകലനം എന്നുവിശേഷിപ്പിച്ച ഒരു ഭാഗവും അതിലുണ്ട്. ചോസർ നിരൂപണങ്ങളുടെ സമഹാരങ്ങളിൽ ഒരു ക്ലാസിക്കായി അതുൾപ്പെടുത്താറുണ്ട്.[31] തന്റെ മറ്റുചിത്രങ്ങളുടെ വിശദീകരണങ്ങളും ബ്ലെയ്ക്ക് വിവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർജ്ജ് കുംബർലാൻഡ് ബ്ലെയ്ക്കിനെ ജോൺ ലിന്നൽ എന്ന യുവകലാകാരനു പരിചയപ്പെടുത്തി. ലിന്നൽ വഴി അദ്ദേഹം പുരാതനകലാസമൂഹം എന്ന് സ്വയം വിശേഷിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മയിൽ അംഗമായിരുന്ന സാമുവൽ പാമറെ പരിചയപ്പെട്ടു. ഈ സമൂഹം ബ്ലെയ്ക്കിനെപ്പോലെ ആധുനികതയുടെ പ്രവണതകളെ തള്ളിപ്പറയുകയും, ആത്മീയവും കലാപരവുമായ ഒരു നവയുഗത്തെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ വിശ്വാസത്തിൽ പങ്കുപറ്റുകയും ചെയ്തിരുന്നു. അറുപത്തഞ്ചാമത്തെ വയസ്സിൽ ബ്ലെയ്ക്ക് ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണപരമ്പര തുടങ്ങി. ആ പരമ്പരയെ പിന്നീട് ജോൺ റസ്കിൻ റെംബ്രാൻഡിന്റെ സൃഷ്ടികളോട് താരതമ്യപ്പെടുത്തി പ്രശംസിച്ചു. വ്വാൻ വില്യംസ് ജോബിനെക്കുറിച്ചുള്ള തന്റെ ബാലെക്ക് ആധാരമാക്കിയതും ബ്ലെയ്ക്കിന്റെ പരമ്പരയിലെ ചിത്രങ്ങളെയാണ്. ജീവിതാവസാനത്തിനടുത്ത് ബ്ലെയ്ക്ക് തന്റെ സൃഷ്ടികളിൽ ഏറെയെണ്ണം, പ്രത്യേകിച്ച് ബൈബിൾ ചിത്രീകരണങ്ങൾ, തോമസ് ബട്ട്‌സ് എന്നയാൾക്ക് വിറ്റു. ബ്ലെയ്ക്കിന് ആശ്രയമായ ബട്ട്‌സ് അദ്ദേഹത്തെ കലാമൂല്യമുള്ള സൃഷ്ടികളുടെ കർത്താവെന്നതിനുപകരം സുഹൃത്തായാണ് വിലമതിച്ചത്; ബ്ലെയ്ക്കിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതകാലത്ത് പലരുടേയും മനോഭാവത്തിന് ഇത് മാതൃകയാണ്. ഡാന്റേയുടെ ഡിവൈൻ കോമഡി ചിത്രീകരിക്കാനുള്ള നിയോഗം ബ്ലെയ്ക്കിനു കിട്ടിയത് ജോൺ ലിന്നെൽ മുഖാന്തരം 1826-ലാണ്. 1827-ൽ മുദ്രണങ്ങളിൽ ഏഴെണ്ണം മാത്രം പൂർത്തീകരണത്തിന് അടുത്തെത്തിയിരുന്നപ്പോഴായിരുന്നു ബ്ലെയ്ക്കിന്റെ മരണം. ഒരുപിടി ജലച്ചായച്ചിത്രങ്ങൾ മാത്രമേ അകാലത്തിൽ അവസാനിച്ച ആ സം‌രംഭത്തിന്റെ ഭാഗമായുള്ളു. എന്നാൽ അവപോലും കാര്യമായ പ്രശംസ നേടിയിട്ടുണ്ട് ഡാന്റേ പരമ്പരയിലെ ജലവർണ്ണചിത്രങ്ങൾ ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ പെടുന്നു. ഇത്ര സങ്കീർണ്ണമായ ഒരു കാവ്യത്തെ ചിത്രീകരിക്കുന്നതിലുള്ള പ്രശ്നങ്ങളെ അത് മുഖാമുഖം നേരിടുന്നു. ജലവർണ്ണത്തിലെ കരവിരുത് അത്യുന്നതി പ്രാപിച്ച്, കവിതയിലെ ഉണ്മയുടെ മൂന്നവസ്ഥകളെ വ്യത്യസ്തതകളെ ചിത്രീകരിക്കുന്നതിൽ അസാമാന്യസഫലത കൈവരിച്ചിരിക്കുന്നുവെന്ന് ഡേവിഡ് ബൈൻഡ്മാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[32] ബ്ലെയ്ക്കിന്റെ കമിതാക്കാളുടെ ചുഴലിക്കാറ്റ് ഡിവൈൻ കോമഡി നരകഖണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിന്റെ ചിത്രീകരണമാണ്. കോമഡി പരമ്പര പൂർത്തിയാകാതെപോയതു കൊണ്ട്, ബ്ലെയ്ക്കിന്റെ പദ്ധതിയുടെ അന്തിമസ്വഭാവം ഊഹിക്കുകയേ നിവൃത്തിയുള്ളു. എന്നാൽ ലഭ്യമായ സൂചനകൾ വച്ചുനോക്കുമ്പോൾ, ബ്ലെയ്ക്കിന്റെ പരമ്പര അതിന്റെ പൂർണ്ണതയിൽ അതിനാധാരമായ പാഠത്തെ ചോദ്യംചെയ്യുമായിരുന്നെന്ന് വ്യക്തമാണ്: വാളേന്തിയ ഹോമറുടേയും സഹചരന്മാരുടേയും ചിത്രത്തിന്റെ മാർജിനിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി കോമഡിയിലാകെ, ഡാന്റേ പരിശുദ്ധാത്മാവിനുപകരം ലോകത്തേയും പ്രകൃതീദേവിയേയും അടിസ്ഥാനമാക്കിയെന്നു വ്യക്തമാണ് പുരാതനഗ്രീസിലെ കാവ്യരചനകളോടുള്ള ആരാധനയിൽ ബ്ലെയ്ക്ക് ഡാന്റേക്കൊപ്പം കൂടിയില്ല. നരകത്തിലെ പീഡകൾ പെരുപ്പിക്കുന്നതിൽ ഡാന്റേ കാണിച്ച ഉത്സാഹത്തിലും ബ്ലെയ്ക്ക് പങ്കുചേർന്നില്ല. അതേസമയം ഭൗതികവാദത്തോട് ഡാന്റേക്കുണ്ടായിരുന്ന വിശ്വാസക്കുറവ് ബ്ലെയ്ക്കിനുമുണ്ടായിരുന്നു. ഡാന്റേയെപ്പോലെ, അധികാരത്തിന്റെ ദൂഷണശക്തിയെക്കുറിച്ച് ബോധവാനായിരുന്ന ബ്ലെയ്ക്ക് ഡിവൈൻ കോമഡിയിലെ അന്തരീക്ഷവും ബിംബങ്ങളും ചിത്രീകരിക്കാൻ കിട്ടിയ അവസരം വിലമതിച്ചു. മരണത്തോടടുക്കുമ്പോഴും ജ്വരബാധിതമായ തന്റെ നരകചിത്രീകരണത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിനു വ്യഗ്രത; കയ്യിലുണ്ടായിരുന്ന അവസാന ഷില്ലിങ്ങ് വരെ ആ വരക്കുവേണ്ട പെൻസിൽ വാങ്ങാൻ അദ്ദേഹം ചെലവഴിച്ചു.[33] കോമഡിക്ക് ബ്ലെയ്ക്ക് നിർമ്മിച്ച ചിത്രീകരണങ്ങൾ കേവലം അനുബന്ധസൃഷ്ടികളല്ല. ഗ്രന്ഥപാഠത്തിന്റെ ആത്മീയവും ധാർമ്മികവുമായ വശങ്ങളെ വിമർശനബുദ്ധിയോടെ തിരുത്തിയെഴുതുകയും നിരൂപണം ചെയ്യുകയുമാണ് അവ. മിൽട്ടന്റെ പറുദീസനഷ്ടത്തിന് ബ്ലെയ്ക്ക് വരച്ച ചിത്രങ്ങളുടെ കാര്യത്തിലും ഇതുശരിയാണ്. പറുദീസനഷ്ടത്തിൽ സാത്താനെ നായകനാക്കിയ മിൽട്ടന്റെ തെറ്റ് തിരുത്തി ക്രിസ്തുവിനെ ആ കവിതയുടെ നായകനാക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്ന് ചില വിമർശകന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[34] വളരെ ചെറിയ പ്രായത്തിൽ തന്നെ ബ്ലെയ്ക്ക് തനിക്ക് ദർശനങ്ങൾ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. ഇവയിൽ ആദ്യത്തേത് നാലുവയസ്സിനടുത്തുമാത്രം ഉള്ളപ്പോഴായിരുന്നിരിക്കണം നടന്നത്. ഒരു കഥയനുസരിച്ച്, ദൈവം ജനാലയിൽ കൂടി തല വെളിയിലിട്ടപ്പോൾ ബ്ലെയ്ക്ക് ദൈവത്തെ കണ്ട ബ്ലെയ്ക്ക് അലറിക്കരഞ്ഞു.[35] എട്ടോ-പത്തോ വയസ്സുള്ളപ്പോൾ, ലണ്ടണിലെ പെക്കാം റൈയിൽ വച്ച്, ബ്ലെയ്ക്ക് മാലാഖമാർ തിങ്ങിനിറഞ്ഞ ഒരു മരം കണ്ടുവെന്നവകാശപ്പെട്ടു മരത്തിന്റെ ഓരോ ചില്ലയിലും മാലാഖമാരുടെ വെൺചിറകുകൾ നക്ഷത്രങ്ങളെപ്പോലെ മിന്നുന്നുണ്ടായിരുന്നു 35] ബ്ലെയ്ക്കിന്റെ വിക്ടോറിയൻ ജീവചരിത്രകാരനായ ഗിൽക്രൈസ്റ്റ് പറയുന്നത്, ഈ ദർശനത്തിന്റെ കാര്യം വീട്ടിൽ പറഞ്ഞ പിതാവിന്റെ ബ്ലെയ്ക്ക് അടികൊള്ളാതെ രക്ഷപെട്ടത് അമ്മയുടെ ഇടപെടൽ മൂലമാണ്. ലഭ്യമായ തെളിവുകളനുസരിച്ച് മാതാപിതാക്കന്മാരിരുവരും, മകന്റെ വിചിത്രപ്രതിഭയെ പിന്തുണച്ചെങ്കിലും, അമ്മയാണ് ഏറെ പിന്തുണച്ചതെന്ന് കരുതണം. മകന്റെ ആദ്യകാല കവിതകളിലും ചിത്രങ്ങളിലും പലതും അമ്മയുടെ മുറിയുടെ ഭിത്തിയെ അലങ്കരിച്ചിരുന്നു. മറ്റൊരവസരത്തിൽ, ബ്ലെയ്ക്ക് വൈക്കോൽ കൂനയിടുന്നവരെക്കണ്ട് ബ്ലെയ്ക്കിന് അവർ മാലാഖമാരാണെന്നു തോന്നി.[35] ചെള്ളിന്റെ പ്രേതം, 1819-1820. ബ്ലെയ്ക്കിന്റെ ദർശനങ്ങളേക്കുറിച്ച് അദ്ദേഹത്തിൽ നിന്നുകേട്ട ചിത്രകാരനും ജ്യോതിഷിയുമായ ജോൺ വാർളി, അവയിലൊന്നിനെ ചിത്രീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.[36] ബ്ലെയ്ക്കിന്റെ ദർശനത്തെക്കുറിച്ചുള്ള വാർളിയുടെ കഥയും ദർശനത്തിലെ ചെള്ളുപ്രേതത്തിന്റെ ഈ ചിത്രീകരണവും പ്രശസ്തിനേടി.[36] ജീവിതകാലമത്രയും ബ്ലെയ്ക്ക് ദർശനങ്ങൾ ലഭിക്കുന്നതായി അവകാശപ്പെട്ടു. പലപ്പോഴും സുന്ദരമായ മതവിഷയങ്ങളും ബിംബങ്ങളുമായി ബന്ധപ്പെട്ടിരുന്ന അവ, ആത്മീയ രചനകളും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. ബ്ലെയ്ക്കിന്റെ സൃഷ്ടികളുടെ കേന്ദ്രസ്ഥാനത്ത് ധാർമ്മിക സങ്കല്പങ്ങളും ബിംബങ്ങളുമാണ്. ദൈവവും ക്രിസ്തുമതവും അദ്ദേഹത്തിന്റെ രചനകളുടെ ബൗദ്ധികകേന്ദ്രമായിരുന്നു. അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. കൂടാതെ കലാസൃഷ്ടികളുടെ കാര്യത്തിൽ, തന്നെ ദൈവദൂതന്മാർ നേരിട്ട് പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ബ്ലെയ്ക്ക് വിശ്വസിച്ചു. മാലാഖമാർ ആ സൃഷ്ടികൾ വായിച്ചുരസിക്കുന്നെന്നും അദ്ദേഹം വിശ്വസിച്ചു. വില്യം ഹെയ്‌ലിക്ക് 1800 മേയ് 6-നെഴുതിയ കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ കുറിച്ചു: നമ്മുടെ പരേതരായ സുഹൃത്തുക്കൾ ജീവിച്ചിരുന്നപ്പോഴത്തേക്കാൾ യഥാർത്ഥമായ അർത്ഥത്തിൽ നമ്മോടൊത്തുണ്ടെന്ന് എനിക്കറിയാം. പതിമൂന്നുവർഷം മുൻപ് മരിച്ച എന്റെ സഹോദരന്റെ ആത്മാവുമായി ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറും ആത്മാവിൽ സല്ലപിക്കുന്നു. അവനെ ഞാൻ എന്റെ ഓർമ്മയിലും സങ്കല്പലോകത്തിലും കാണുന്നു. ഞാൻ അവന്റെ ഉപദേശം ശ്രവിക്കുന്നു. ഇപ്പോൾ എഴുതുന്നതുപോലും അവൻ പറഞ്ഞതു കേട്ടെഴുതുന്നതാണ്. 1800 സെപ്റ്റംബർ 21-ന് ജോൺ ഫ്ലാക്സ്മാന് അയച്ച കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി: ഫെൽഫാം(പട്ടണം) പഠനത്തിന് തികച്ചും പറ്റിയ സ്ഥലമാണ്. ലണ്ടനേക്കാൾ ആത്മീയത അതിനുണ്ട്. ഇവിടെ സ്വർഗ്ഗം അതിന്റെ വാതിലുകൾ എല്ലാവശങ്ങളിലും തുറക്കുന്നു; അതിന്റെ ജനാലകളിൽ മൂടൽ വീണിട്ടില്ല; ഇവിടെ സ്വർഗ്ഗവാസികളുടെ സ്വരം കൂടുതൽ വ്യക്തമായി കേൾക്കാനും രൂപം കൂടുതൽ വ്യക്തമായി കാണാനും കഴിയുന്നു; എന്റെ കുടിലും അവരുടെ ഭവനത്തിന്റെ നിഴലിലാണ്. എന്റെ ഭാര്യയും സഹോദരിയും സുഖമായിരിക്കുന്നു: സമുദ്രദേവന്റെ ആശ്ലേഷം തേടുകയാണവർ എന്റെ സൃഷ്ടികൾ സ്വർഗ്ഗത്തിൽ, എനിക്ക് സങ്കല്പിക്കാനാവുന്നതിലധികം മതിക്കപ്പെടുന്നു. എന്റെ തലച്ചോറിൽ മർത്ത്യജീവിതം തുടങ്ങുന്നതിനുമുൻപ്, നിത്യതയുടെ യുഗങ്ങളിൽ ഞാൻ തീർത്ത പുസ്തകങ്ങളും ചിത്രങ്ങളും നിറഞ്ഞ പഠനമുറികളും അറകളുമുണ്ട്; ആ കൃതികൾ ദൈവദൂതന്മാരുടെ ആനന്ദവും ഉപാസനയുമാണ്. 1803 ഏപ്രിൽ 25-ന് തോമസ് ബട്ട്‌സിനെഴുതിയ കത്തിൽ ഇങ്ങനെ കാണാം: മറ്റൊരാളോടും പറയാൻ ധൈര്യപ്പെടാത്തൊരു കാര്യം ഞാൻ നിങ്ങളോടിപ്പോൾ പറയാം: ലണ്ടണിൽ ഏകാന്തതയിലേ എനിക്ക് എന്റെ ദർശനപാഠങ്ങൾ ആസ്വദിക്കാൻ കഴിയുകയുള്ളു: നിത്യതയിലെ കൂട്ടുകാരുമായി സല്ലപിക്കാനും, പ്രത്യക്ഷങ്ങൾക്ക് സാക്ഷിയാകാനും, സ്വപ്നം കാണാനും, പ്രവചിക്കാനും ഉപമകളിലൂടെ സംസാരിക്കാനും മറ്റു മർത്ത്യജീവികളുടെ സംശയങ്ങളുടെ അലട്ടലില്ലാതിരിക്കണം. അവരുടെ സംശയങ്ങൾ ഒരുപക്ഷേ ദയയിൽ നിന്ന് ഉറവെടുക്കുന്നതാകാം; പക്ഷേ സംശയങ്ങൾ എപ്പോഴും വിനാശകരമാണ്, പ്രത്യേകിച്ച് നാം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുമ്പോൾ. അന്ത്യവിധിയുടെ ദർശനം എന്ന രചനയിൽ നിന്നെടുത്തതാണിത്: സൃഷ്ടിക്കപ്പെട്ടത് തിന്മയാണ്. സത്യം സനാതനമാണ്. തിന്മ, അതായത് സൃഷ്ടി ദഹിപ്പിക്കപ്പെടും; അപ്പോൾ, അപ്പോൾ മാത്രമേ സത്യവും നിത്യതയും പ്രത്യക്ഷമാവുകയുള്ളു. മനുഷ്യന്റെ കാഴ്ചയിൽ നിന്നു മറയുന്ന നിമിഷം സൃഷ്ടിയുടെ ദഹനം നടക്കും. സൃഷ്ടലോകം എന്റെ കാഴ്ചയിലില്ലെന്ന് എനിക്കറിയാം. എനിക്ക് അതൊരു പ്രക്രിയയല്ല, തടസ്സം മാത്രമാണ്; എനിക്ക് എന്റെ ഭാഗമല്ലാത്ത പാദധൂളിപോലെയാണത് എന്ത് നിങ്ങൾ ഒരുപക്ഷേ ചോദിച്ചേക്കാം സൂര്യനുദിക്കുമ്പോൾ ഏതാണ്ട് ഒരു നാണയം പോലെയുള്ള ഒരഗ്നിവൃത്തം നിങ്ങൾ കാണാറില്ലേ ഓ ഇല്ലേയില്ല. ഞാൻ ആകെ കാണുന്നത് എണ്ണമറ്റ സ്വർഗ്ഗീയദൂതന്മാരുടെ ഒരു ഗണം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സർവശക്തനും കർത്താവുമായ ദൈവം പരിശുദ്ധൻ' എന്നു പാടുന്നതാണ് എന്റെ ശാരീരികനയനങ്ങളെ ഞാൻ സംശയിക്കുന്നില്ല. വെളിയിലെ ഒരു ദൃശ്യം കാണാൻ സഹായിക്കുന്ന ജനാല പോലെയാണ് എനിക്കവ. ഞാൻ ജനാലയിൽക്കൂടി കാണുന്നു, ജനാലകൊണ്ടല്ല.[37] വില്യം വേഡ്സ്‌വർത്ത് ബ്ലെയ്ക്കിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ് ഈ പാവം മനുഷ്യന് ഭ്രാന്തായിരുന്നെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ ഈ മനുഷ്യന്റെ ഭ്രാന്തിൽ ബൈറന്റേയും വാൾട്ടർ സ്കോട്ടിന്റേയും സുബോധത്തേക്കാൾ എന്നെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ട്.[38] ലോകത്തെ വിമർശനബുദ്ധിയോടെ നിരീക്ഷിച്ച കാല്പനികനാണ് ബ്ലെയ്ക്കെന്ന് ഡി.സി.വില്യംസ് (1899-1983) അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്ലെയ്ക്കിന്റെ നിഷ്കളങ്കതയുടെ പാട്ടുകൾ അദ്ദേഹം കണ്ട ആദർശലോകത്തിന്റെ ചിത്രവും, അനുഭവങ്ങളുടെ പാട്ടുകൾ സമൂഹവ്യവസ്ഥയും ലോകവും സൃഷ്ടിച്ച സഹന-നഷ്ടങ്ങളുടെ ചിത്രവും ആണെന്നും വില്യംസ് കരുതി. ലണ്ടണിൽ ബ്ലെയ്ക്കിന്റെ സൂചകങ്ങളൊന്നുമില്ലാത്ത സംസ്കാരസ്ഥാനത്തിനടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്മാരകഫലകം മരണദിവസം ബ്ലെയ്ക്ക് ഡാന്റേ പരമ്പരയിന്മേൽ തുടർച്ചയായി പണിചെയ്തു. ഒടുവിൽ അദ്ദേഹം ജോലിനിർത്തി, സമീപത്ത് കണ്ണീരോടെ നോക്കി നിന്നിരുന്ന ഭാര്യയുടെ നേർക്കുതിരിഞ്ഞു. അവളെ പിടിച്ചുകൊണ്ട് അദ്ദേഹം "നിൽക്കൂ കെയ്റ്റ്! നീ ഇങ്ങനെ തന്നെ നിൽക്കുക – ഞാൻ നിന്റെ ചിത്രം വരക്കാം – നീ എനിക്ക് എന്നും മാലാഖയായിരുന്നു" എന്നു പറഞ്ഞതായി പറയപ്പെടുന്നു. ഇപ്പോൾ നഷ്ടപ്പെട്ട ആ ചിത്രം പൂർത്തിയാക്കിയശേഷം, ബ്ലെയ്ക്ക് പണിയായുധങ്ങൾ തഴെവച്ചിട്ട് സ്തോത്രങ്ങളും തിരുദൈവവചനങ്ങളും ആലപിക്കാൻ തുടങ്ങി.[39] അന്നു വൈകിട്ട് ആറുമണിക്ക് താൻ അവർക്കൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തശേഷം ബ്ലെയ്ക്ക് മരിച്ചു. സമീപത്തുണ്ടായിരുന്ന ഒരയൽക്കാരി ഞാൻ മനുഷ്യന്റെയല്ല ഒരു വിശുദ്ധമാലാഖയുടെ മരണത്തിനാണ് സാക്‌ഷ്യം വഹിച്ചത്" എന്നു പറഞ്ഞതായി ഗിൽക്രൈസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് 40] 1965-നുശേഷം, വില്യം ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം സൂചനയില്ലാതെ വിസ്മൃതമായി. നേരത്തേയുണ്ടായിരുന്ന സ്മാരകഫലകം നീക്കംചെയ്യപ്പെട്ടു. ഇപ്പോൾ കുഴിമാടത്തിന്റെ സ്മരണികയായുള്ള ശിലാഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു കവിയും ചിത്രകാരനുമായ വില്യം ബ്ലെയ്ക്കിന്റേയും( 1757-1827) പത്നി കാഥറിൻ സോഫിയായുടേയും(1762-1831) ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്നത് ഇതിനടുത്താണ് ഈ സ്മരണികാശില സൂചകങ്ങളില്ലാത്ത യഥാർത്ഥ സംസ്കാരസ്ഥാനത്തുനിന്ന് ഏതാണ്ട് ഇരുപത് മീറ്ററോളം അകലെയാണെന്ന് പറയപ്പെടുന്നു. എന്നാൽ വില്യം ബ്ലെയ്ക്കിന്റെ സുഹൃത്തുക്കൾ എന്നറിയപ്പെടുന്ന ഒരു സംഘത്തിലെ അംഗങ്ങൾ ബ്ലെയ്ക്കിന്റെ കൃത്യമായ സംസ്കാരസ്ഥാനം കണ്ടെത്തിയതായും അവിടെ ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളതായും പറയപ്പെടുന്നു.[41][42] ജോർജ്ജ് റിച്ച്‌മോണ്ട്, സാമുവൽ പാമറിനെഴുതിയ ഒരു കത്തിൽ ബ്ലെയ്ക്കിന്റെ മരണത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “ അദ്ദേഹം മരിച്ചത് ഏറെ മഹത്ത്വമുള്ള രീതിയിലാണ്. ജീവിതകാലമത്രയും കാണാൻ ആഗ്രഹിച്ച നാട്ടിലേക്ക് താൻ പോവുകയാണെന്നും യേശുക്രിസ്തു വഴിയുള്ള രക്ഷയുടെ പ്രതീക്ഷയിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു — മരണത്തിനുതൊട്ടുമുൻപ് അദ്ദേഹത്തിന്റെ നിറം പ്രശോഭിതമായി. കണ്ണുകൾ തിളങ്ങുകയും, കണ്ട സ്വർഗ്ഗീയദൃശ്യങ്ങളെക്കുറിച്ച് അദ്ദേഹം പാടാൻ തുടങ്ങുകയും ചെയ്തു.[43] ” ലിന്നെലിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് കാഥറിൻ ഭർത്താവിന്റെ ശവസംസ്കാരം നടത്തിയത്. മരണം കഴിഞ്ഞ് അഞ്ചാം ദിവസം, അവരുടെ 45-ആം വിവാഹവാർഷികത്തിന്റെ തലേന്ന്, ബൺഹിൽ ഫീൽഡിലെ വിമതക്രൈസ്തവരുടെ സിമിത്തേരിയിലായിരുന്നു സംസ്കാരം. ബ്ലെയ്ക്കിന്റെ മാതാപിതാക്കന്മാരെ സംസ്കരിച്ചിരുന്നതും അവിടെയായിരുന്നു. ചടങ്ങുകളിൽ കാഥറിനു പുറമേ, ചിത്രകാരൻ എഡ്‌വേർഡ് കാൽവർട്ട്, ജോർജ്ജ് റിച്ച്‌മോണ്ട്, ഫ്രെഡെറിക് താത്താം, ജോൺ ലിന്നെൽ എന്നിവരും ഉണ്ടായിരുന്നു. താമസിയാതെ കാഥറിൻ താത്താമിന്റെ വീട്ടിൽ വീട്ടുകാര്യസ്ഥയായി ചേർന്നു. അക്കാലത്ത് ബ്ലെയ്ക്കിന്റെ ആത്മാവ് തന്നെ ഇടക്കിടെ സന്ദർശിക്കാറുണ്ടെന്ന് അവർ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു. പക്ഷേ എല്ലാ കച്ചവടവും "മിസ്റ്റർ ബ്ലെക്കിന്റെ അഭിപ്രായം ആരാഞ്ഞതിനുശേഷം" മാത്രമേ ഉറപ്പിക്കൂ എന്നായിരുന്നു അവരുടെ നിലപാട്.[44] 1831 ഒക്ടൊബറിലെ സ്വന്തം മരണദിവസം, ഭർത്താവിനെപ്പോലെ അവരും ശാന്തയും സന്തുഷ്ടയും ആയിരുന്നു. ഭർത്താവ് ഏറെ അകലെയല്ലാതെ ഉണ്ടെന്നും താൻ വൈകാതെ ഒപ്പം ചേരാൻ പോവുകയാണെന്നുമുള്ള മട്ടിൽ അവർ അദ്ദേഹത്തെ ഇടക്കിടെ വിളിച്ചുകൊണ്ടിരുന്നു.[45] കാഥറിന്റെ മരണത്തിനുശേഷം ബ്ലെയ്ക്കിന്റെ കൈയെഴുത്തുപ്രതികളും മറ്റും ഫ്രെഡറിക്ക് താത്താമിന്റെ നിയന്ത്രണത്തിൽ വന്നു. അവയിൽ മതവിരുദ്ധമെന്നോ വിമതരാഷ്ട്രീയനിലപാടുകൾ പ്രകടിപ്പിച്ചതെന്നോ തോന്നിച്ചവയൊക്കെ, താത്താം അഗ്നിക്കിരയാക്കി. അദ്ദേഹം ഏഡ്‌വേർഡ് ഇർവിങ്ങിന്റെ ആശയങ്ങൾ പിന്തുടരുന്ന ഇർവിങ്ങൈറ്റ് വിഭാഗത്തിലെ അംഗമായിരുന്നു. ദൈവദൂഷണപരമെന്ന് സംശയിക്കപ്പെടുന്ന കലാസൃഷ്ടികളെ എതിർത്തിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ അനേകം മൗലികവാദപ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഇർവിങ്ങിന്റേത്.[46] ബ്ലെയ്ക്കിന്റെ ചിത്രങ്ങളിൽ പലതിലും ഉണ്ടായിരുന്ന ലൈംഗികബിംബങ്ങൾ ജോൺ ലിന്നെൽ തുടച്ചുമാറ്റുകയും ചെയ്തു.[47] ഇന്ന് ജ്ഞാനവാദ കത്തോലിക്കാസഭ (Ecclesia Gnostica Catholica) ബ്ലെയ്ക്കിനെ പുണ്യവാനായി കണക്കാക്കുന്നു. ഓസ്ട്രേലിയ 1949-ൽ ബ്ലെയ്ക്കിന്റെ ബഹുമാനാർത്ഥം മതപരമായ കലയ്ക്കുള്ള ബ്ലെയ്ക്ക് സമ്മാനം" ഏർപ്പെടുത്തി. 1957-ൽ വെസ്റ്റ്മിൻസ്റ്റർ പള്ളിയിൽ ബ്ലെയ്ക്കിനും പത്നിക്കും സ്മാരകങ്ങൾ സ്ഥാപിക്കപ്പെട്ടു.[48] തന്റെ ശക്തമായ നിലപാടുകളിൽ ബ്ലെയ്ക്ക് പുലർത്തിയ സ്ഥിരതയെ പരാമർശിക്കുന്ന നോർത്രോപ്പ് ഫ്രൈ 50 വയസ്സുള്ളപ്പോൾ ജോഷ്വാ റെയ്നോൾഡ്സിനെക്കുറിച്ചെഴുതിയ കുറിപ്പുകൾ വളരെ ചെറുപ്പത്തിൽ ജോൺ ലോക്കിനെയും ഫ്രാൻസിസ് ബേക്കണേയും കുറിച്ചെഴുതിയവയെപ്പോലെ തന്നെയായിരുന്നു" എന്ന ബ്ലെയ്ക്കിന്റെ തന്നെ നിരീക്ഷണം ഏടുത്തുകാട്ടുന്നു. ബ്ലെയ്ക്കിന്റെ സൃഷ്ടികളിൽ,ശൈലികളും കവിതകളിലെ വരികളും പോലും നാല്പതിലേറെ വർഷം കഴിഞ്ഞും അതേപടി പുനരവതരിക്കുന്നതുകാണാം. ശരിയെന്നു താൻ കരുതിയ ആദർശങ്ങളിലുള്ള സ്ഥിരത തന്നെ ബ്ലെയ്ക്കിന്റെ മുഖ്യ ആദർശങ്ങളിലൊന്നായിരുന്നു പരസ്പരവിരുദ്ധമായ നിലപാടുകളെ അവജ്ഞാപൂർവം വിമർശിച്ച അദ്ദേഹത്തിന്റെ മുഖ്യതാത്പര്യമായിരുന്നു അഭിപ്രായസ്ഥിരത.[49] ബ്ലെയ്ക്കിന്റെ പുരാതനൻ(Ancient of Days ബൈബിളിലെ ദാനിയേലിന്റെ പുസ്തകം ഏഴാം അദ്ധ്യായത്തെ പിന്തുടർന്നാണിത്. വ്യവസ്ഥാപിതമതങ്ങളെ ബ്ലെയ്ക്ക് ദാക്ഷിണ്യമില്ലാതെ ആക്രമിച്ചെങ്കിലും അവയുടെ തിരസ്കാരം മതത്തിന്റെ തന്നെ തിരസ്കാരമായിരുന്നില്ല. മതയാഥാസ്ഥിതികതയോടുള്ള ബ്ലെയ്ക്കിന്റെ നിലപാട്, ബൈബിളിലെ പ്രവചനങ്ങളെ അനുകരിച്ചെഴുതിയ സ്വർഗ്ഗനരകങ്ങളുടെ വിവാഹം എന്ന രചനയിൽ പ്രകടമാണ്. അതിൽ അദ്ദേഹം, നരകച്ചൊല്ലുകളുടെ(Proverbs of Hell) ഒരു പട്ടിക അവതരിപ്പിക്കുന്നുണ്ട്. അവയിൽ ചിലത് ഇവയാണ്: കാരാഗൃഹങ്ങൾക്ക് നിയമം പണിക്കല്ല്; വേശ്യാലയങ്ങൾക്ക് മതവും. പുഴു ഇലകളിൽ സുന്ദരമായതിനെ മുട്ടയിടാൻ തെരഞ്ഞെടുക്കുന്നതുപോലെ, പുരോഹിതൻ സുഖങ്ങളിൽ സുന്ദരമായതിനെ ശാപത്തിന്റെ ലക്‌ഷ്യമാക്കുന്നു. നിത്യതയുടെ സുവിശേഷം, എന്ന രചനയിൽ ബ്ലെയ്ക്ക് യേശുവിനെ തത്ത്വചിന്തകനോ, പരമ്പരാഗരീതിയിലുള്ള രക്ഷാപുരുഷനോ ആയി ചിത്രീകരിക്കന്നില്ല. അതിലെ യേശു, സിദ്ധാന്തങ്ങൾക്കും, യുക്തിക്കും, സദാചാരനിയമങ്ങൾക്കുംപോലും ഉപരിനിൽക്കുന്ന ഒരു സർഗ്ഗധനനാണ്: അവൻ അന്തിക്രിസ്തുവോ, ഇഴയുന്ന യേശുവോ ആയിരുന്നെങ്കിൽ, മനുഷ്യൻ സ്വയം താഴ്ത്തണമെന്ന് ദൈവം ആവശ്യപ്പെടുന്നില്ല. ദൈവികതയുമായി മനുഷ്യവംശത്തിനുള്ള ഒരുമയുടേയും ജീവബന്ധത്തിന്റേയും പ്രതീകമായിരുന്നു യേശു ബ്ലെയ്ക്കിന് എല്ലാവർക്കും ആദിയിൽ ഒരു ഭാഷയും മതവും ആയിരുന്നു: യേശുവിന്റെ മതം, നിത്യതയുടെ സുവിശേഷം അതായിരുന്നു. പൗരാണികത പ്രഘോഷിക്കുന്നത് യേശുവിന്റെ സുവിശേഷമാണ് 11] ബ്ലെയ്ക്ക് സ്വന്തം മിത്തോളജി മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്. ഊറിസൻ, എനിത്താർമൺ, ബ്രോമിയൻ, ലൂവാ തുടങ്ങിയവർ ആ ലോകത്തിലെ കഥാപാത്രങ്ങളാണ്. ബൈബിളിനേയും ഗ്രീക്ക് പുരാണങ്ങളേയുമാണ് അത് മുഖ്യമായും ആശ്രയിക്കുന്നത്.[50] നിത്യതയുടെ സുവിശേഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് ഈ സങ്കല്പലോകത്തിന്റെ അകമ്പടിയുണ്ട്. എനിക്ക് ഒരു വ്യവസ്ഥിതി സൃഷ്ടിക്കാതെ വയ്യ, അല്ലെങ്കിൽ മറ്റൊരാളുടെ വ്യവസ്ഥിതി എന്നെ അടിമയാക്കും. ഞാൻ യുക്തിവാദമോ താരതമ്യമോ നടത്തുകയില്ല; സൃഷ്ടിയാണ് എന്റെ ധർമ്മം. ബ്ലെയ്ക്കിന്റെ യെരുശലേം എന്ന രചനയിൽ ലോസിന്റെ പ്രഖ്യാപനം. യാഥാസ്ഥിതിക ക്രിസ്തുമതത്തിനെതിരായുള്ള ബ്ലെയ്ക്കിന്റെ ഏറ്റവും വലിയ വിമർശനം അത് മനുഷ്യരുടെ സ്വാഭാവികാഭിലാഷങ്ങളെ അടിച്ചമർത്തുകയും ലൗകികസന്തോഷങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു എന്നതായിരുന്നു. അന്ത്യവിധി ദർശനം എന്ന രചനയിൽ ബ്ലെയ്ക്ക് ഇങ്ങനെ പറയുന്നു: “ മനുഷ്യർക്ക് സ്വർഗ്ഗത്തിൽ പ്രവേശനം ലഭിക്കുന്നത് അഭിലാഷങ്ങളെ അടിച്ചമർത്തുമ്പോഴോ അഭിലാഷങ്ങൾ ഇല്ലാതിരിക്കുമ്പോഴോ അല്ല, ബോധത്തെ വികസിപ്പിക്കുമ്പോഴാണ്. സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങൾ അഭിലാഷങ്ങളുടെ നിഷേധമല്ല, എല്ലാ അഭിലാഷങ്ങളും സ്വതന്ത്രമായി പ്രതാപത്തോടെ പ്രകടമാകുന്ന ബുദ്ധിയുടെ സത്യങ്ങളാണ്. ” സ്വർഗ്ഗനരകങ്ങളുടെ വിവാഹത്തിൽ മതത്തെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്: “ എല്ലാ വേദഗ്രന്ഥങ്ങളും വിശുദ്ധനിയമങ്ങളും താഴെപ്പറയുന്ന അബദ്ധങ്ങൾ പ്രചരിപ്പിച്ചു. 1. മനുഷ്യന്റെ സത്ത ശരീരം ആത്മാവ് എന്നീ ദ്വയങ്ങൾ ചേർന്നതാണ്. 2. ഊർജ്ജമായ തിന്മ ശരീരത്തിൽ നിന്നുമാത്രമായും വിവേകമായ നന്മ ആത്മാവിൽ നിന്നു മാത്രമായും ജനിക്കുന്നു. 3. സ്വന്തം ഊർജ്ജങ്ങളെ പിന്തുടരുന്നതിന് ദൈവം മനുഷ്യനെ നിത്യതയോളം പീഡിപ്പിക്കും. ഇവയ്ക്ക് വിപരീതമായി താഴെപ്പറയുന്നവ സത്യമാണെന്നും ബ്ലെയ്ക്ക് കരുതി. 1. ആത്മാവിൽ നിന്ന് ഭിന്നമായി മനുഷ്യന് ശരീരമില്ല. ശരീരമെന്നത് ഈ യുഗത്തിൽ ആത്മാവിന്റെ മുഖ്യകവാടങ്ങളായ പഞ്ചേന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാനാവുന്ന ആത്മാവിന്റെ തന്നെ അംശമാണ്. 2. ഊർജ്ജം മാത്രമാണ് ജീവൻ. അത് ശരീരത്തിൽ നിന്നാണ്. വിവേകം ഊർജ്ജത്തിന്റെ ബാഹ്യപരിധിയാണ്. ആബേലിന്റെ ശരീരം ആദവും ഹവ്വയും കണ്ടെത്തുന്നു c. 1825. തടിയിൽ ജലവർണ്ണത്തിൽ തീർത്തത്. ആത്മാവിൽ നിന്ന് വ്യത്യസ്തമായ അത്മാവിന്റെ നിയന്ത്രണത്തിനു വഴങ്ങേണ്ട ഒരു ശരീരം എന്ന സങ്കൽപം ബ്ലേയ്ക്കിനു സ്വീകാര്യമായില്ല. ശരീരത്തെ പഞ്ചേന്ദ്രിയങ്ങൾക്കു തിരിച്ചറിയാനാകുന്ന ആത്മാവിന്റെ തന്നെ അംശമായി അദ്ദേഹം കണക്കാക്കി. അതിനാൽ ശാരീരികാഭിലാഷങ്ങളുടെ നിയന്ത്രണത്തിന് പരമ്പരാഗതമതങ്ങൾ കൊടുക്കുന്ന പ്രാധാന്യം ശരീരാത്മാവുകളുടെ ബന്ധത്തെ തെറ്റായി മനസ്സിലാക്കിയതുകൊണ്ടുണ്ടായ ദ്വൈതചിന്തയിൽ നിന്നു ജനിച്ചതാണെന്ന് ബ്ലെയ്ക്ക് വാദിച്ചു; മറ്റൊരിടത്ത് സാത്താനെ അദ്ദേഹം 'അബദ്ധാവസ്ഥ' എന്നും രക്ഷയുടെ പരിധിക്കുപുറത്തുള്ളവനെന്നും വിശേഷിപ്പിക്കുന്നു.[51] വേദനയ്ക്ക് ഒഴിവുകഴിവുകൾ കണ്ടെത്തുകയും, തിന്മയുടെ സാന്നിദ്ധ്യം അംഗീകരിക്കുകയും അനീതികൾക്ക് മാപ്പുചോദിക്കുകയും ചെയ്യുന്ന പരമ്പരാഗത ദൈവശാസ്ത്രത്തിന്റെ യുക്തികൗശലത്തെ(sophistry)ബ്ലേയ്ക്ക് എതിർത്തു. ആത്മത്യാഗത്തെ അദ്ദേഹം ഭയന്നു.[52] അത്, പ്രത്യേകിച്ചും ലൈഗികതയുടെ കാര്യത്തിൽ, ഒരുതരം മതപീഡനമാണെന്ന് അദ്ദേഹം കരുതി:[53 വകതിരിവ്, വൃത്തികെട്ട ഒരു വൃദ്ധകന്യകയാണ്. ഷണ്ഡതയാണ് അവളുടെ കാമുകൻ കാമിച്ചിട്ട് നിഷ്ക്രിയനായിരിക്കുന്നവൻ, മഹാമാരി ജനിപ്പിക്കുന്നു 54] മനുഷ്യരുടെ ആഗ്രഹങ്ങളെ കുടുക്കിവക്കുന്ന കെണിയായി പാപസങ്കല്പത്തെ കണ്ട (പ്രേമാരാമം) അദ്ദേഹം, വെളിയിൽ നിന്നടിച്ചേല്പ്പിക്കപ്പെട്ട സദാചാരനിയമത്തെ ഭയന്നുള്ള ആത്മനിയന്ത്രണം, ജീവന്റെ ചൈതന്യത്തിനു വിരുദ്ധമാണെന്നു വാദിച്ചു: ര‍ക്താഭമായ അംഗങ്ങളിലും ജ്വലിക്കുന്ന രോമങ്ങളിലും എല്ലാം. മനുഷ്യവംശത്തിൽ നിന്ന് വ്യതിരിക്തനും ഉപരിയും അവർക്ക് കർതൃസ്ഥാനിയുമായ ഒരു ദൈവം അദ്ദേഹത്തിന്റെ സങ്കല്പത്തിൽ ഇല്ലായിരുന്നു.[55 യേശുക്രിസ്തുവിനെക്കുറിച്ചുള്ള ബ്ലെയ്ക്കിന്റെ ഈ വാക്കുകൾ അത് വെളിവാക്കുന്നു അവനാണ് ഏകമാത്രദൈവം ഞാനും അതുതന്നെ; അതുപോലെ നിങ്ങളും സ്വർഗ്ഗനരകങ്ങളുടെ വിവാഹത്തിലെ വാചാലമായ ഒരു പ്രസ്താവം "എല്ലാ ദൈവങ്ങളും തങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്നത് മനുഷ്യർ മറന്നു" എന്നാണ്. സ്വാതന്ത്ര്യവും സമത്വവുമുള്ള സമൂഹത്തിലും സ്ത്രീ-പുരുഷതുല്യതയിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസവുമായി ഇണങ്ങിപ്പോകുന്ന ആശയമാണിത്. തെല്ലിന്റെ പുസ്തകം എന്ന കവിതയിൽ, ബ്ലെയ്ക്ക് ജീവന്റെ തന്നെ ആവശ്യകതയെ ചോദ്യം ചെയ്യുന്നു. ചാപിള്ളയായി ജനിച്ച പുത്രിയുടെ സ്മരണയിൽ എഴുതിയതാണ് ഈ കവിതയെന്ന് കരുതപ്പെടുന്നു.[56] 'ഹോ! നമ്മുടെ ഈ ജീവിതവസന്തത്തിൽ ജലത്തിലെ താമര വാടുന്നതെന്ത്? ചിരിച്ചുപൊഴിയാൻ (മാത്രം)ജനിച്ച്, വസന്തത്തിന്റെ കുഞ്ഞുങ്ങൾ മങ്ങുന്നതെന്ത്? ജ്ഞാനോദയചിന്തയുമായി (Enlightenment Philosophy) ബ്ലെയ്ക്കിനുണ്ടായിരുന്ന ബന്ധം അതിസങ്കീർണ്ണമായിരുന്നു. അദ്ദേഹത്തിന്റെ ദർശനാധിഷ്ഠിത മതവിശ്വാസം, ഐസക്ക് ന്യൂട്ടന്റെ പ്രപഞ്ചവീക്ഷണവുമായി ചേർന്നുപോകുന്നതായിരുന്നില്ല. ബ്ലെയ്ക്കിന്റെ യെരുശലേം എന്ന കവിതയിലെ ഒരു ഭാഗം ഈ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു: ബ്ലെയ്ക്കിന്റെ 1795-ലെ ന്യൂട്ടൻ ആ ശാസ്ത്രജ്ഞന്റെ ശാസ്ത്രീയഭൗതികവാദത്തിലെ ഏകാത്മകദർശനത്തിനെതിരെയുള്ള വിമർശനം ഉൾക്കൊള്ളുന്നു. ഇവിടെ ന്യൂട്ടൻ, മിൽട്ടൺ ഏറെ പ്രാധാന്യം കല്പിച്ച [57]ബൈബിളിലെ സുഭാഷിതങ്ങളിലൊന്നിനെ(8:27) അനുസ്മരിപ്പിക്കും വിധം, ഒരു ദൂരമാപിനിയിൽ കണ്ണുറപ്പിച്ച് സ്വന്തം തലയിൽ നിന്ന് പുറപ്പെട്ടുവരുന്നതെന്നു തോന്നിക്കുന്ന ചുരുളിൽ എഴുതുന്നു.[58] ന്യൂട്ടന്റെ ജലച്ചക്രങ്ങൾ നനച്ച ഇഴകളുടെ സം‌ഹാരപ്പാച്ചിൽ കണ്ടു. ഓരോ ദേശത്തിനുംമേൽ കനത്ത മടക്കുകളിൽ കരിമ്പുതപ്പ്; ക്രൗര്യം നിറഞ്ഞ ചക്രവേലകൾ: ചക്രത്തിനുപുറത്ത് ചക്രം പേടിപ്പെടുത്തുന്ന പല്ലുകൾ കൊണ്ട് പരസ്പരം ബലം‌പ്രയോഗിച്ച് തിരിക്കുന്നു; വസ്തുക്കളിന്മേലുള്ള പ്രകാശത്തിന്റെ സ്വാഭാവികപതനം ചിത്രീകരിച്ച ജോഷ്വാ റെയ്നോൾസിന്റെ ചിത്രങ്ങൾ ജഡികനയനങ്ങളുടെ മാത്രം സൃഷ്ടിയാണേന്ന് ബ്ലെയ്ക്ക് വിശ്വസിച്ചു. റെയ്നോൾസിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ പിതൃത്വം, തത്ത്വചിന്തകനായ ജോൺ ലോക്കിനും ശാസ്ത്രജ്ഞൻ ഐസക്ക് ന്യൂട്ടണും അവകാശപ്പെട്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു.[60] അക്കാലത്തെ ഇംഗ്ലണ്ടിൽ ആയിരക്കണക്കിന് ചെറുബിന്ദുക്കൾ ചേർന്ന് ചിത്രത്തിന്റെ അനുഭൂതിയുണ്ടാക്കിയ മെസ്സോട്ടിന്റുകളുടെ മുദ്രണവിദ്യ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതിനും പ്രകാശത്തെ സംബന്ധിച്ച ന്യൂട്ടന്റെ കണികാസിദ്ധാന്തത്തിനും ഇടയിൽ ബ്ലെയ്ക്ക് സമാനതകൾ കണ്ടു.[61] അതിനാൽ ഈ സങ്കേതം തന്റെ കലയിൽ ബ്ലെയ്ക്ക് ഒരിക്കലും പ്രയോഗിച്ചില്ല. ഒഴുക്കുള്ള രേഖകളിലെ മുദ്രണമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ബ്ലെയ്ക്കിന്റെ നായകശില്പമായി പലരും കരുതുന്ന ഇയ്യോബ് പരമ്പരയെ പരാമർശിച്ച് ജോർജ്ജ് കുംബർലാൻഡിനയച്ച കത്തിൽ ബ്ലെയ്ക്ക് ഇങ്ങനെ എഴുതി: രേഖയോ രൂപമോ ആകസ്മികതയിൽ ജനിക്കുന്നതല്ല; വര അതിന്റെ അംശാംശത്തിൽ പോലും, നേരോ വളഞ്ഞതോ ആകട്ടെ, അതുതന്നെയാണ്; മറ്റെന്തിനെങ്കിലുമൊപ്പമോ എന്തെങ്കിലും കോണ്ടോ അതിനെ അളക്കാനാവില്ല: അതാണ് ഇയ്യോബ്[62] ജ്ഞാനോദയസിദ്ധാന്തങ്ങളെ എതിരുന്നിട്ടും ആ എതിർപ്പ് ബ്ലെയ്ക്കിനെ എത്തിച്ചത്, അദ്ദേഹത്തിന് സമാനരെന്ന് കരുതപ്പെടുന്ന കാല്പനികരുടെ കൂട്ടത്തിലല്ല, ജോൺ ഫ്ലാക്സ്മാന്റെ നിയോക്ലാസ്സിക്കൽ മുദ്രണങ്ങളിൽ പ്രകടമാവുന്നതുപോലെയുള്ള ലാവണ്യസങ്കല്പത്തിലാണ്. അതിനാൽ ബ്ലെയ്ക്ക് ഒരു ജ്ഞാനോദയകവിയും കലാകാരാനും കൂടിയായി പരിഗണിക്കപ്പെടുന്നു. പാരമ്പര്യസിദ്ധമായ ആശയങ്ങളോടും വ്യവസ്ഥകളോടും, അധികാരങ്ങളോടുമുള്ള ജ്ഞാനോദയത്തിന്റെ എതിർപ്പിൽ അദ്ദേഹം പങ്കുപറ്റിയിരുന്നു എന്നാണ് ഇതിനർത്ഥം. അതേസമയം യുക്തിയെ സർവശക്തികളും കയ്യാളുന്ന അധികാരത്തിന്റെ പദവിയിലേക്കുയർത്തുന്നതിനേയും അദ്ദേഹം എതിർത്തു. യുക്തി, നിയമം, ഏകതാനത(Uniformity) തുടങ്ങിയവയോടുള്ള വിമർശനത്തിൽ, ബ്ലെയ്ക്ക് ജ്ഞാനോദയത്തിന്റെ മറുപക്ഷത്തായിരുന്നുവെന്ന് കരുതപ്പെടുന്നു. അതേസമയം, സം‌വാദാത്മകമായി നോക്കിയാൽ, ബാഹ്യാധികാരങ്ങളോടുള്ള ജ്ഞാനോദയത്തിന്റെ എതിർപ്പിൽ നിന്ന് പ്രചോദിതനായി, ജ്ഞാനോദയത്തിന്റെ തന്നെ ഇടുങ്ങിയ സങ്കല്പങ്ങളെ തിരസ്കരിക്കുകയാണ് ബ്ലെയ്ക്ക് ചെയ്തതെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.[63] "വാരിയെല്ലിൽ കെട്ടി കഴുമരത്തിൽ തൂക്കപ്പെട്ട ഒരു നീഗ്രോ ജെ.ജി. സ്റ്റെഡ്മാന്റെ സുരിനാമിൽ കലാപമുയർത്തിയ നീഗ്രോകൾക്കെതിരെ അഞ്ചുവർഷത്തെ സംഘടിതമുന്നേറ്റം(1796 എന്ന ഗ്രന്ഥത്തിനു വരച്ച ചിത്രം. ആടിമവ്യവസ്ഥയെ കഠിനമായ വെറുത്ത ബ്ലെയ്ക്ക്, വംശീയവും ലൈംഗികവുമായ സമത്വത്തിൽ വിശ്വസിച്ചു.[64] അദ്ദേഹത്തിന്റെ പല കവിതകളും ചിത്രങ്ങളും വിശ്വമാനവികതയിലുള്ള വിശ്വാസം പ്രഖ്യാപിച്ചു അന്തമില്ലാത്ത വൈവിദ്ധ്യത്തിനിടയിലും എല്ലാമനുഷ്യരും ഒരുപോലെയാണെന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞ ന്യായം. ഒരു കറുത്ത കുട്ടി പാടുന്ന മട്ടിലുള്ള ഒരു കവിതയിൽ, വെളുപ്പം കറുപ്പുമായ മനുഷ്യശരീരങ്ങളെ തണൽമൂടിയ കാവുകളായും മേഘങ്ങളായും വിവരിച്ചിരിക്കുന്നു പ്രേമത്തിന്റെ രശ്മികൾ, ഏറ്റുവാങ്ങാൻ അവർ പ്രാപ്തരാകും വരെയേ അവയ്ക്ക് നിലനില്പ്പുള്ളു കറുത്ത മേഘത്തിൽ നിന്ന് ഞാനും വെളുത്തതിൽ നിന്ന് അവനും സ്വതന്ത്ര്യം നേടുമ്പോൾ, ദൈവകൂടാരത്തിനു ചുറ്റും കുഞ്ഞാടുകളെപ്പോലെ ഞങ്ങൾ സന്തോഷിക്കും, ഞങ്ങളുടെ പിതാവിന്റെ മുട്ടിൽ അനന്ദത്തോടെ ചാരി നിൽക്കാൻ ശീലിക്കുവോളം ചൂടിൽ ഞാൻ അവന് തണൽ നൽകി നിൽക്കും; പിന്നെ ഞാൻ അവന്റെ വെള്ളിത്തലമുടിയിൽ കയ്യോടിക്കും, ഞാൻ അവനെപ്പോലെയാകും, അവൻ എന്നെ സ്നേഹിക്കും.[65] ജീവിതകാലമത്രയും സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളിൽ ബ്ലെയ്ക്ക് താത്പര്യം നിലനിർത്തി. പലപ്പോഴും സാമൂഹ്യപ്രസക്തിയുള്ള അഭിപ്രയങ്ങളെ അദ്ദേഹം ഗൂഢാത്മകമായ ഉപമകളിൽ (mystical allegories)മറച്ചു. അടിച്ചമർത്തലും അർഹതകളുടെ നിയന്ത്രണവുമെന്ന് തോന്നിയവയുടെ വിമർശനത്തിൽ ക്രൈസ്തവസഭകളും ലക്‌ഷ്യമായി. അനുഭവങ്ങളുടെ പാട്ട്(1794) എന്ന രചനയിൽ ബ്ലെയ്ക്കിന്റെ അത്മീയനിലപാടുകൾ പ്രകടമാവുന്നു. വിലക്കുകൾ നിഷ്കർഷിച്ച പഴയനിയമത്തിലെ ദൈവത്തെ തിരസ്കരിക്കുകയും, ത്രിത്വവാദവിശ്വാസം അനുസരിച്ചുള്ള പുതിയനിയമത്തിലെ ദൈവമായ യേശുക്രിസ്തുവിനെ ഗുണാത്മകസ്വാധീനമായി സ്വീകരിക്കുകയുമാണ് അദ്ദേഹം ആ കവിതയിൽ ചെയ്യുന്നത്. 1804–1820: യെരുശലേം: അൽബിയോൺ രാക്ഷസന്റെ പ്രത്യക്ഷം 1791: മേരി വോൾസ്റ്റോൺക്രാഫ്റ്റ്, യഥാർത്ഥജീവിതത്തിൽ നിന്നുള്ള മൗലികകഥകൾ 1819-1820: ജോൺ വാർളി, വിഷനറി ഹെഡ്സ് 1825-1827: ഡാന്റേ, ഡിവൈൻ കോമഡി (ഇത് അപൂർണ്ണമായിരിക്കെ, 1827-ൽ ബ്ലെയ്ക്ക് മരിച്ചു) William Blake എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന് മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ 'കിരീടമില്ലാത്ത രാജാക്കന്മാർ ഒമർ അബ്ദുള്ള പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും അല ഫിലാഡൽഫിയ ഘടകം 2000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു ഫിലാഡൽഫിയ: അമേരിക്കയിലെ പുരോഗമന കലാ സാംസ്കാരിക സംഘടന ആയ Art Lovers of America (അല) യുടെ ഫിലാഡൽഫിയ ഘടകം 2020 ഡിസംബറിൽ രൂപീകൃതമായി. അലയുടെ ദേശീയ സെക്രട്ടറി കിരൺ ചന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ഐപ്പ് പരിമണം, ജസ്റ്റിൻ ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ, ജേക്കബ് ചാക്കോ (റെജി) പ്രസിഡൻ്റായും ഹരീഷ് കൃഷ്ണൻകുട്ടി സെക്രട്ടറിയായും വിനോദ് മാത്യു ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര ജനാധിപത്യ അമേരിക്കയുടെ ജന്മനഗരമായ ഫിലാഡൽഫിയയുടെ കലാ സാംസ്ക്കാരിക മണ്ഡലത്തിൽ ഒരു പുരോഗമന മലയാളി സാന്നിധ്യമായി പ്രവർത്തിക്കുകയാണ് അലയുടെ ഈ ഘടകത്തിൻ്റെ പ്രവർത്തന ലക്ഷ്യം. ഘടകത്തിൻ്റെ പ്രാരംഭ പരിപാടിയായി ഈ ക്രിസ്തുമസ് നവവത്സര കാലത്ത് തന്നെ, ഫിലാഡൽഫിയയിലെ നിരാലംബർക്ക് 2000 ഭക്ഷണപ്പൊതികൾ എത്തിക്കാനും കഴിഞ്ഞതിൻ്റെ ചരിതാർത്ഥ്യത്തിലാണ് അലയുടെ ഫിലാഡൽഫിയ നേതൃത്വം. റിപ്പോർട്ട്: അജു വാരിക്കാട് മാർട്ടിൽ ലൂഥർ കിംഗ് ജന്മദിനത്തിന് ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക പ്രസംഗ മത്സരം നടത്തുന്നു പുതുവത്സരാഘോഷം തടയാൻ ഫ്രാൻസ് ഒരു ലക്ഷം പോലീസ് സേനയെ വിന്യസിക്കുന്നു പുതുവർഷത്തോടനുബന്ധിച്ച് കർശനമായ കർഫ്യൂ നടപ്പാക്കാനും പൊതുസ്ഥലങ്ങളിൽ ഒത്തുചേരൽ തടയാനും ഫ്രഞ്ച് സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ ഒരു ലക്ഷം പോലീസ് സേനകളെ വിന്യസിക്കാനൊരുങ്ങുന്നു. കർഫ്യൂ ആരംഭിക്കുന്ന പ്രാദേശിക സമയം 20:00 മുതൽ നഗര കേന്ദ്രങ്ങളിലും ഫ്ലാഷ് പോയിന്റ് പ്രാന്തപ്രദേശങ്ങളിലും സുരക്ഷാ സം‌വിധാനമൊരുക്കാന്‍ ഉത്തരവിട്ടതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ വ്യാഴാഴ്ച അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇത്തവണ പുതുവത്സരാഘോഷ വേളയിൽ വാഹനങ്ങൾ കത്തിക്കുന്നത് സുരക്ഷാ സേന അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2005 മുതൽ തലസ്ഥാനമായ പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലും ഇത് ഒരു വാർഷിക സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുതുവത്സരാഘോഷത്തിൽ രാജ്യത്തുടനീളം ഏകദേശം 1,457 കാറുകൾ കത്തിച്ചു. പാരീസിൽ മെട്രോ പാതകളുടെ പകുതി വൈകുന്നേരം അടച്ചിടുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തൊട്ടാകെയുള്ള പൊതുഗതാഗതം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക നേതാക്കൾക്ക് രേഖാമൂലം അയച്ച സന്ദേശത്തിൽ സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇതൊരു… കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തില്ലെനില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി ന്യൂഡൽഹി: പുതുക്കിയ കാര്‍ഷിക ബില്ലിനെച്ചൊല്ലി തലസ്ഥാനത്തു നടക്കുന്ന സമരങ്ങള്‍ക്ക് അറുതി വരുത്താതെ നിര്‍ബ്ബന്ധ ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെ അതൃപ്തി അറിയിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപി-ജെജെപി സഖ്യം കനത്ത പരാജയം നേരിട്ടതിന് പിന്നാലെയാണ് ഖട്ടാറിന്റെ പ്രസ്‌താവന. കർഷക രോഷമാണ് ബിജെപിയുടെ കനത്ത തോൽവിക്ക് കാരണം എന്നാണ് പൊതു വിലയിരുത്തൽ. “ഹരിയാനയിൽ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിന് ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്. താങ്ങുവില അവസാനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കും,”- മനോഹർ ലാൽ ഖട്ടാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു. ഹരിയാന ഉപമുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ജെജെപിയുടെ… നെയ്യാറ്റിന്‍‌കരയില്‍ ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സഹായ ധനം കൈമാറി തിരുവനന്തപുരം: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസിന്റെ മുമ്പില്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കളായ രാഹുലിനും രഞ്ജിത്തിനും യൂത്ത് കോണ്‍ഗ്രസ് സഹായം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാദ്ധ്യക്ഷന്‍ ശബരിനാഥനും വീട്ടിലെത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ‘അവര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെക്കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ്സ് 5 ലക്ഷം രൂപയും ങ്കുവച്ച് ഷാഫി കുറിച്ചു. കെപിസിസിയും ആദ്യഗഡുവായി 5 ലക്ഷം രൂപ നല്‍കി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സര്‍ക്കാരും കുട്ടികളുടെ സഹായത്തിനെത്തി. ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ പത്ത്… കാര്‍ഷിക നിയമത്തിനെതിരെ നിയമസഭാ പ്രമേയത്തെ അനുകൂലിച്ച രാജഗോപാലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കണമെന്ന് ആര്‍ എസ് എസ് തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായ നിയമസഭാ പ്രമേയത്തിന് ഏക ബിജെപി എം‌എൽ‌എയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ഒ രാജഗോപാല്‍ പിന്തുണച്ചതിൽ ആർ‌എസ്‌എസും ബിജെപിയും അമര്‍ഷം പ്രകടിപ്പിച്ചു. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് സംഘടനാ കാര്യങ്ങള്‍ക്കായി തലസ്ഥാനത്തെത്തിയപ്പോഴാണ് ഒ. രാജഗോപാലിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം നടന്നതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ബി.ജെ.പി സര്‍ക്കാരിനെ പിന്നില്‍ നിന്നും നയിക്കുന്ന ആര്‍.എസ്.എസിന്റെ തലവന്‍ സംസ്ഥാനത്ത് തമ്പടിക്കുന്ന ദിവസങ്ങളില്‍ മുതിര്‍ന്ന നേതാവായ രാജഗോപാല്‍ ഇത്തരമൊരു നീക്കം നടത്തിയതാണ് ബി.ജെ.പി- ആര്‍.എസ്.എസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ നിര്‍ണായക നീക്കങ്ങള്‍ മുമ്പ് ഇടത് സര്‍ക്കാരിന്റെ കാലത്ത് അരങ്ങേറിയപ്പോഴും സമാന നിലപാടാണ് രാജഗോപാല്‍ സ്വീകരിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രമേയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെതിരെ രാജഗോപാൽ നിലപാടെടുത്തിരുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും ആർ‌എസ്‌എസുമായുള്ള അടുപ്പവും കാരണം ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ല. എന്നാല്‍ നിലവിലെ നിയമത്തിനെതിരായ… സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 5376 പേര്‍; 30 പേര്‍ മരിച്ചു യുകെയിൽ നിന്നെത്തിയവരുടെ കോവിഡ്-19 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു; ആര്‍ക്കും അക്യൂട്ട് വൈറസിന്റെ സാന്നിധ്യമില്ല തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് സംസ്ഥാനത്ത് എത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളിൽ നിന്നാണ് ഫലങ്ങൾ ലഭിച്ചത്. ജനിതകമാറ്റം വരുത്തിയ അക്യൂട്ട് വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. 29 പേര്‍ക്കാണ് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 22 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസ് ലോകത്ത് വിവിധ ഇടങ്ങളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മാത്രവുമല്ല അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയില്‍ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചിരിക്കുന്നത് 7 പേര്‍ക്കാണ്… കഴക്കൂട്ടത്ത് അമ്മയും പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി; നടപടിയെടുക്കാതെ പോലീസ് തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയും മൂന്ന് പെൺമക്കളും താമസിച്ചിരുന്ന ഷെഡ് അയല്‍ക്കാര്‍ പൊളിച്ചു നീക്കി അവരെ പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. പുറമ്പോക്കിലാണ് ഷെഡ് കെട്ടിയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സമാന സംഭവത്തില്‍ നെയ്യാറ്റിൻകരയിലെ ഒരു കുടുംബനാഥനും ഭാര്യയും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ മാറും മുൻപാണ് കഴക്കൂട്ടത്ത് നിന്നും മറ്റൊരു ഒഴിപ്പിക്കൽ വാർത്ത പുറത്ത് വരുന്നത്. കഴക്കൂട്ടം സൈനിക നഗറിലെ എച്ച് ബ്ലോക്കിലാണ് ടാർപോളിൻ ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡിലാണ് സുറുമിയും മൂന്ന് പെൺമക്കളും താമസിച്ചിരുന്നത്. അടുത്തുള്ള ഒരു സ്ഥലം വിൽക്കാന്‍ വഴിയുടെ ആവശ്യത്തിനാണ് ഇവരെ ഒഴിപ്പിച്ചതെന്ന് ആരോപണമുണ്ട്. ഡിസംബർ 17നാണ് സംഭവം നടന്നത്. പതിനൊന്നും, ഒമ്പതും, ഏഴും വയസ്സുള്ള പെൺമക്കൾക്കൊപ്പം ആറു വർഷമായി പുറമ്പോക്ക് ഭൂമിയിലെ ഷെഡിലാണ് സുറുമി താമസിച്ചിരുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ വാടക കൊടുക്കാനാകാത്തതിനെ തുടർന്ന് രണ്ടാഴ്‌ച മുൻപ് ഇവിടേക്ക് തന്നെ തിരിച്ചെത്തി.… ഹജ്ജ് ഹൗസ് വിമൻസ് ബ്ലോക്ക് നിർമ്മാണം; സ്ഥലം സന്ദര്‍ശിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ മിസോറി: മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ മോഫിയ പർവീൺ മരണം: എഫ്‌ഐആർ സിഐക്കെതിരെ; നീതി നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കൊച്ചി: എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടികൾക്ക് പ്രചോദനമായി തിരൂരില്‍ നിന്ന് 20-കാരി റീമ ഷാജി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിന് അമേരിക്കയിലേക്ക് മലപ്പുറം: കുട്ടിക്കാലത്ത് റീമ ഷാജി എന്ന പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ഇത്തിരി നേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്) ഇത്തിരി നേരത്തേക്കുള്ള ഒരു ചിരിയിൽ ഒത്തിരി കാര്യങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ചിരി എന്നത് മസ്തിഷ്കം Nov 27, 2021 ജെയിംസ് കുരീക്കാട്ടില്‍ 1 വിശ്വാസം, അതല്ലേ എല്ലാം (ജെയിംസ് കുരീക്കാട്ടില്‍) “അച്ചായാ, ഒന്ന്എഴുന്നേറ്റെ, ഇന്ന് ഞായറാഴ്ചയല്ലേ. നമുക്കൊന്ന് പള്ളീൽ പോകാം. മാത്രമല്ല, ഇന്ന് പുതിയ കുർബാന ക്രമം തുടങ്ങുന്ന ദിവസമാ. അറിയണമല്ലോ, നമ്മുടെ Nov 27, 2021 രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ ഓ 0 തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക് ഫിലഡൽഫിയ: ഫിലാഡൽഫിയയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടി ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം; അട്ടിമറിക്കാന്‍ ‘കിരീടമില്ലാത്ത രാജാക്കന്മാർ’: ഒമർ അബ്ദുള്ള ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോള്‍, പ്രാദേശിക ഭരണത്തിലെ പല ‘കിരീടമില്ലാത്ത’ രാജാക്കന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, സമ്മേളനത്തിന്റെ അജണ്ട ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. തിങ്കളാഴ്ച ശീതകാല സമ്മേളനത്തിന് മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം: ജാവേദ് അക്തറും നസിറുദ്ദീൻ ഷായും ഉൾപ്പെടെ 400 ‘മതേതര ഇന്ത്യക്കാർ’ എതിര്‍പ്പ് പ്രകടിപ്പിച്ചു ന്യൂഡൽഹി: മതനിന്ദയ്‌ക്കെതിരെ പുതിയ നിയമം കൊണ്ടുവരണമെന്ന ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ (എഐഎംപിഎൽബി) ആവശ്യത്തിനെതിരെ ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറും ടെന്നീസ് ഓസ്‌ട്രേലിയ ‘സമ്മർ ഓഫ് ടെന്നീസ്’: ഓസ്‌ട്രേലിയൻ ഓപ്പൺ 2022 ജനുവരി 17 മുതൽ ഷെഡ്യൂൾ പ്രഖ്യാപിച്ചു സിഡ്‌നി: ടെന്നീസ് ഓസ്‌ട്രേലിയ അതിന്റെ “സമ്മർ ഓഫ് ടെന്നീസ്” വ്യാഴാഴ്ച പ്രഖ്യാപിച്ചു, അതിൽ ഓസ്‌ട്രേലിയൻ ഓപ്പൺ 2022-ന് മുന്നോടിയായി നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസത്തെ പരമ്പരയ്ക്ക് മുന്നോടിയായി സിഎസ്എയും ബിസിസിഐയും ബന്ധപ്പെട്ടു; ഇന്ത്യ എ പര്യടനം തുടരും തങ്ങളുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ COVID-19 സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വികസനത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിക്കുമെന്നും ക്രിക്കറ്റ് ടോക്കിയോ ഒളിമ്പിക്‌സ് താരം രവി ദാഹിയക്ക് ഡൽഹി സർക്കാർ രണ്ട് കോടി രൂപ സമ്മാനം നൽകി ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് രവി ദാഹിയയെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച രണ്ട് കോടി രൂപയുടെ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ആന്റണി പെരുമ്പാവൂരടക്കം മൂന്ന് ചലച്ചിത്ര നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണെന്ന് ഉദ്യോഗസ്ഥര്‍ കൊച്ചി: ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാള സിനിമയിലെ മൂന്ന് മുഖ്യധാരാ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഓര്‍മ്മയായി തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാക്കളിൽ ഒരാളായ ബിച്ചു തിരുമല നവാഗതയായ രമ്യ അരവിന്ദ് സം‌വിധാനം ചെയ്യുന്ന ‘പോലീസ് സ്റ്റോറി’യില്‍ സൗബിന്‍ ഷാഹിറും ഉര്‍‌വ്വശിയും പ്രധാന വേഷങ്ങളില്‍ മുതിർന്ന നടി ഉർവ്വശിയും നടനും സംവിധായകനുമായ സൗബിൻ ഷാഹിറും പ്രധാന വാർദ്ധക്യവും ചർമ്മസംരക്ഷണവും – ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങൾ സുന്ദരവും ചെറുപ്പമുള്ളതുമായ ചർമ്മം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സത്യമാണ്. ചെലവേറിയ ചർമ്മസംരക്ഷണം മുതൽ മുത്തശ്ശി കൈകൊണ്ട് തിരഞ്ഞെടുത്ത വീട്ടുവൈദ്യങ്ങൾ തിരഞ്ഞെടുക്കുന്നത് വരെ ‘യുവാക്കളിലും ഗര്‍ഭിണികളിലും പ്രമേഹം തടയുക എന്നത് വെല്ലുവിളി; ഡോ. ജിതേന്ദ്ര സിംഗ് യുവാക്കളിലും ഗർഭിണികളിലും പ്രമേഹം തടയുക എന്നതാണ് ഇന്നത്തെ അടിയന്തര വെല്ലുവിളിയെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഞായറാഴ്ച പറഞ്ഞു. പ്രശസ്ത സാധാരണ ആന്റീഡിപ്രസന്റ് കൊവിഡ്-19 ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറച്ചേക്കാമെന്ന് പഠനം ടൊറന്റോ: കോവിഡ് -19 രോഗികളുടെ ജീവൻ രക്ഷിക്കാനും ആശുപത്രി പ്രവേശനം 30 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്ന ഫ്ലൂവോക്‌സാമൈൻ എന്ന വിലകുറഞ്ഞ കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് സമൂഹത്തിന്റെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021. നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളെ ലോകത്തെ അറിയിക്കുക കോർപ്പറേറ്റ് തലത്തിൽ നഴ്സ് സമൂഹത്തിനുള്ള ആദ്യ അവാർഡ് നഴ്സുമാരുടെ പരിശ്രമങ്ങളും ത്യാഗങ്ങളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് ഒരുക്കുന്നത്. ഇതിനായി സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ പുരസ്കാരം നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. ആറ് വിഭാഗങ്ങളിലായാണ് ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് പുരസ്കാരം നൽകുന്നത് കേരളത്തിൽ പഠിച്ച്, കേരളത്തിലെ നഴ്സിംഗ് കൗൺസിലിൽ അംഗമായവർക്ക് മാത്രമാണ് പുരസ്കാരം. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിനായി സ്വയം നാമനിർദ്ദേശം ചെയ്യാൻ സാധിക്കും. ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021 കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ വിജയഗാഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021 നഴ്സിംഗ് സമൂഹത്തിന്റെ ആത്മാർത്ഥവും സമർപ്പിതവുമായ ശ്രമങ്ങളും ലോകത്തെ അറിയിക്കുക കോർപ്പറേറ്റ് തലത്തിൽ നഴ്‍സ് സമൂഹത്തിനുള്ള ആദ്യ അവാർഡ് നാം ജനിക്കുമ്പോൾ ആദ്യം കാണുന്ന മുഖം, നമ്മുടെ വേദന ഒഴിവാക്കുന്ന, നമ്മുടെ ഹൃദയം കേൾക്കുന്ന, പുഞ്ചിരി തൂകുന്ന നഴ്സുമാരുടെ പരിശ്രമങ്ങൾക്കും ത്യാഗങ്ങൾക്കും നമ്മൾ അറിയേണ്ടതുണ്ട് അവ ലോകത്തിന്‍റെ മുൻപില്‍ അറിയിക്കുക എന്നത് നമ്മുടെ കടമയാണ്. ആയതിനാല്‍ തന്നെ “ഏഷ്യാനെറ്റ് ന്യൂസ് ഫെഡറൽ ബാങ്ക് നഴ്സിംഗ് എക്സലൻസ് അവാർഡ് 2021 തിനായി സംസ്ഥാനത്തൊട്ടാകെയുള്ള നഴ്സിംഗ് സ്റ്റാഫുകളിൽ നിന്ന് ഞങ്ങൾ സജീവ പങ്കാളിത്തം തേടുന്നു. ആരോഗ്യസംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുള്ള ഈ അവാര്‍ഡ് നഴ്സുമാരുടെ വിജയഗാഥ ലോകവുമായി പങ്കിടാൻ സഹായിക്കും. ആറ് വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുന്നു കേരളത്തില്‍ പഠിച്ച് കേരള നഴ്സിങ് കൗണ്‍സില്‍ അംഗമായവര്‍ക്കുമാത്രമാണ് പുരസ്കാരം. SELF NOMINATION ONLY FOR LIFE TIME ACHIEVEMENT AWARD അടുത്ത കാലത്തായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താറാവ് കോളറയും താറാവ് വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും താറാവ് കോളറ മൂലം താറാവിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. താറാവ് കോളറ രോഗം പാസുചുറില്ല അണുജീവികള്‍ ഉണ്ടാക്കുന്ന രോഗമാണ്. പാസ്ചുറില്ല മള്‍ട്ടോസിഡ ഗ്രാം നെഗറ്റീവ് അണുജീവികളാണ് രോഗത്തിനു കാരണം. പാസ്ചുറില്ല അണുജീവികള്‍ മണ്ണില്‍ വളരെക്കാലം ജീവിക്കാന്‍ കെല്‍പ്പുള്ളവയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും കാലാവസ്ഥാ വ്യതിയാനവും മൂലം രോഗാണുക്കള്‍ കരുത്താര്‍ജ്ജിച്ച് രോഗലക്ഷണമുളവാക്കും. രോഗം ബാധിച്ച താറാവുകളിലൂടെയും, അവയുടെ വിസര്‍ജ്ജ്യങ്ങളിലൂടെയും, സ്രവങ്ങളിലൂടെയും മറ്റു താറാവുകളില്‍ രോഗബാധയ്ക്ക് ഇടവരും. തീറ്റപ്പാത്രങ്ങള്‍, തീറ്റ, താറാവ് വളര്‍ത്തുകാരുടെ ഷൂസ്, ചെരിപ്പ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാം. രോഗലക്ഷണങ്ങള്‍ വിവിധ രീതിയിലാണ് കണ്ടു തുടങ്ങുന്നത്. അതി കഠിനാവസ്ഥയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. ക്ഷീണം, എഴുന്നേല്‍ക്കാന്‍ ബൂദ്ധിമുട്ട്, തീറ്റ തിന്നാതിരിക്കല്‍, കൊക്കില്‍ നിന്നും ശ്ലേഷ്മ ദ്രാവകം പുറത്തേക്ക് വരുക, അലക്ഷ്യമായ തൂവലുകള്‍, വയറിളക്കം, ഉയര്‍ന്ന ശ്വാസോച്ഛ്വാസനിരക്ക് എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍ രോഗം ബാധിച്ച താറാവുകളില്‍ ശരീരം വീര്‍ക്കാനും ഇടവരാറുണ്ട്. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കിയും, സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴിയും രോഗത്തെ തിരിച്ചറിയാം. രോഗംമൂലം ചത്ത താറാവുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി രോഗകാരണം കണ്ടെത്താം. രക്ത പരിശോധനയില്‍ 'ബൈപോളാര്‍' ഇനം രോഗാണുവിനെ Wright's/ Giemsa Stain ചെയ്യുന്നതിലൂടെ കണ്ടെത്താം. PCR, ELISA തുടങ്ങിയ സീറോളജിക്കല്‍ ടെസ്റ്റുകള്‍ വഴിയും രോഗാണുക്കളെ തിരിച്ചറിയാം. വിതരണത്തെയും മറ്റ് മാർക്കറ്റ് ഘടകങ്ങളെയും ആശ്രയിച്ച് ഞങ്ങളുടെ വിലകൾ മാറ്റത്തിന് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ കമ്പനി ഞങ്ങളെ ബന്ധപ്പെടുന്നതിന് ശേഷം ഞങ്ങൾ നിങ്ങൾക്ക് പുതുക്കിയ വില പട്ടിക അയയ്ക്കും. നിങ്ങൾക്ക് മിനിമം ഓർഡർ അളവ് ഉണ്ടോ? അതെ, എല്ലാ അന്താരാഷ്ട്ര ഓർഡറുകൾക്കും തുടർച്ചയായ മിനിമം ഓർഡർ അളവ് ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങൾ വീണ്ടും വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും വളരെ ചെറിയ അളവിൽ ആണെങ്കിൽ, ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു നിങ്ങൾക്ക് പ്രസക്തമായ ഡോക്യുമെന്റേഷൻ നൽകാൻ കഴിയുമോ? അതെ, വിശകലന അനുരൂപതയുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ മിക്ക രേഖകളും ഞങ്ങൾക്ക് നൽകാൻ കഴിയും; ഇൻഷുറൻസ്; ആവശ്യമുള്ളിടത്ത് ഉത്ഭവവും മറ്റ് കയറ്റുമതി രേഖകളും. സാമ്പിളുകൾക്ക്, ലീഡ് സമയം ഏകദേശം 7 ദിവസമാണ്. വൻതോതിലുള്ള ഉൽപാദനത്തിന്, ഡെപ്പോസിറ്റ് പേയ്മെന്റ് സ്വീകരിച്ച് 20-30 ദിവസങ്ങൾക്ക് ശേഷമാണ് ലീഡ് സമയം 1) നിങ്ങളുടെ നിക്ഷേപം ലഭിക്കുമ്പോൾ 2) നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് നിങ്ങളുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ലീഡ് സമയം ഫലപ്രദമാകും. നിങ്ങളുടെ സമയപരിധിയിൽ ഞങ്ങളുടെ ലീഡ് സമയം പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വിൽപ്പനയിൽ നിങ്ങളുടെ ആവശ്യകതകൾ മറികടക്കുക. എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ശ്രമിക്കും. മിക്ക കേസുകളിലും നമുക്ക് അത് ചെയ്യാൻ കഴിയും. ഏത് തരത്തിലുള്ള പേയ്മെന്റ് രീതികളാണ് നിങ്ങൾ സ്വീകരിക്കുന്നത്? നിങ്ങൾക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ട്, വെസ്റ്റേൺ യൂണിയൻ അല്ലെങ്കിൽ പേപാൽ എന്നിവയിൽ പണമടയ്ക്കാം: 30% മുൻകൂർ നിക്ഷേപം, B/L ന്റെ പകർപ്പിനെതിരെ 70% ബാലൻസ്. ഞങ്ങളുടെ മെറ്റീരിയലുകൾക്കും പ്രവർത്തനത്തിനും ഞങ്ങൾ വാറന്റി നൽകുന്നു. ഞങ്ങളുടെ ഉൽപന്നങ്ങളോടുള്ള നിങ്ങളുടെ സംതൃപ്തിയാണ് ഞങ്ങളുടെ പ്രതിബദ്ധത. വാറന്റിയിലോ അല്ലാതെയോ, എല്ലാവരുടെയും സംതൃപ്തിക്കായി എല്ലാ ഉപഭോക്തൃ പ്രശ്നങ്ങളും പരിഹരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ കമ്പനിയുടെ സംസ്കാരമാണ് ഉൽപ്പന്നങ്ങളുടെ സുരക്ഷിതവും സുരക്ഷിതവുമായ ഡെലിവറി നിങ്ങൾ ഉറപ്പ് നൽകുന്നുണ്ടോ? അതെ, ഞങ്ങൾ എല്ലായ്പ്പോഴും ഉയർന്ന നിലവാരമുള്ള കയറ്റുമതി പാക്കേജിംഗ് ഉപയോഗിക്കുന്നു. അപകടകരമായ സാധനങ്ങൾക്കായി പ്രത്യേക ഹസാർഡ് പാക്കിംഗും താപനില സെൻസിറ്റീവ് ഇനങ്ങൾക്കായി സാധൂകരിച്ച കോൾഡ് സ്റ്റോറേജ് ഷിപ്പറുകളും ഞങ്ങൾ ഉപയോഗിക്കുന്നു. സ്പെഷ്യലിസ്റ്റ് പാക്കേജിംഗും നിലവാരമില്ലാത്ത പാക്കിംഗ് ആവശ്യകതകളും അധിക നിരക്ക് ഈടാക്കിയേക്കാം. നീ ചെയ്തിരിക്കണം ആൾട്ടർനേറ്റ് കറന്റും ഡയറക്ട് കറന്റും തമ്മിൽ വേർതിരിക്കുക. രണ്ടും വളരെ പ്രധാനമാണ്, അവ വ്യാവസായികമായും ഉപയോഗിക്കുന്നു ആഭ്യന്തര തലത്തിൽ ഒരു കൂട്ടം ഉപകരണങ്ങൾക്ക് ശക്തി പകരാൻ. വ്യാവസായിക യന്ത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ മൊബൈൽ ഉപകരണങ്ങൾ വഴി മറ്റുള്ളവ ഇലക്ട്രോണിക് ഘടകങ്ങൾ. കൂടാതെ, സമാനതകൾ തമ്മിൽ നിങ്ങൾ പഠിക്കും, കാരണം അവ തമ്മിൽ നിലനിൽക്കുന്നു ഡിസിയും എസിയും, അതുപോലെ തന്നെ വളരെ പ്രശസ്തരായ രണ്ട് കണ്ടുപിടുത്തക്കാർ തമ്മിലുള്ള ആവേശകരമായ കഥയും പോരാട്ടങ്ങളും അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചില ക്രൂരതകൾക്ക് കാരണമായി 4 DC vs AC: ഗുണങ്ങളും ദോഷങ്ങളും ഉന നിലവിലുള്ളത് അത് ഒരു ജലപ്രവാഹമോ വൈദ്യുത പ്രവാഹമോ ആകട്ടെ എന്തോ ഒഴുക്കാണ്. വൈദ്യുത പ്രവാഹത്തിന്റെ കാര്യത്തിൽ, യഥാർത്ഥത്തിൽ സംഭവിക്കുന്നത് കണ്ടക്ടറുടെ ഉള്ളിലൂടെ ഇലക്ട്രോണുകളുടെ ഒരു ഒഴുക്കാണ്, അത് കണ്ടില്ലെങ്കിലും. ഇത് ഒന്ന് വൈദ്യുത പ്രവാഹം അടിസ്ഥാനപരമായി ഇത് രണ്ട് തരത്തിലാകാം നിങ്ങൾ ഈ ബ്ലോഗ് പതിവായി വായിച്ചാൽ നിങ്ങൾക്ക് ഇതിനകം അറിയാവുന്നതുപോലെ, ഡിസി, CC (അല്ലെങ്കിൽ ഇംഗ്ലീഷിൽ DC) എന്നും ചുരുക്കിയിരിക്കുന്നു, ഇത് ഒരു ദിശയിലുള്ള ഒരു കറന്റാണ്. അതായത്, ഇലക്ട്രോണുകളുടെ ഒഴുക്ക് ഒരു വ്യത്യസ്ത ദിശയിലുള്ള വൈദ്യുത ചാർജിന്റെ രണ്ട് പോയിന്റുകൾക്കിടയിലുള്ള ഒരു കണ്ടക്ടർ വഴി ഒരു പ്രത്യേക ദിശയിലായിരിക്കും. നമ്മൾ ഒരു ഗ്രാഫിൽ കറന്റ് ഗ്രാഫ് ചെയ്യുകയാണെങ്കിൽ, അത് തുടർച്ചയായ, നിരന്തരമായ വരയായി കാണപ്പെടും. ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായ അലസ്സാൻഡ്രോ വോൾട്ട സൃഷ്ടിച്ച ഒരു ബാറ്ററിക്ക് നന്ദി, 1800 -ൽ ആദ്യമായി ഈ ഡയറക്ട് കറന്റ് നിർമ്മിക്കപ്പെട്ടു. ഈ നിലവിലെ ഒഴുക്കിന്റെ സ്വഭാവം അക്കാലത്ത് നന്നായി മനസ്സിലായിരുന്നില്ല, പക്ഷേ ഇത് ഒരു സുപ്രധാന നേട്ടമായിരുന്നു. 1870 -ലും 1880 -ന്റെ തുടക്കത്തിലും വൈദ്യുത നിലയങ്ങളിൽ ഈ വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങി, ലൈറ്റ് ബൾബ് കണ്ടുപിടിച്ചതിന് ശേഷം കമ്പനികളുടെയും വീടുകളുടെയും വിളക്കുകൾക്കായി. തോമസ് എഡിസൺ. ഇത്തരത്തിലുള്ള വൈദ്യുതധാരയെ പ്രതിരോധിക്കാൻ, എഡിസൺ ശരിക്കും ഡാൻടെക് ഷോകൾ അവതരിപ്പിക്കാൻ വന്നു നിക്കോള ടെസ്ലയെ അപകീർത്തിപ്പെടുത്തുക, അദ്ദേഹത്തിന്റെ കറന്റ് കൂടുതൽ അപകടകരമാണെന്ന് അവകാശപ്പെടുന്നു. ഇത് ചെയ്യുന്നതിന്, എഡിസൺ വിവിധ മൃഗങ്ങളെ വൈദ്യുതപ്രവാഹം നടത്തുന്ന പൊതു പ്രകടനങ്ങൾ നടത്താൻ വന്നു. 1903 ന്റെ തുടക്കത്തിൽ, 6600 വോൾട്ട് വൈദ്യുത പ്രവാഹമുള്ള ഒരു ആനയെ അദ്ദേഹം എങ്ങനെ വൈദ്യുതാഘാതമേൽക്കുകയും കൊല്ലുകയും ചെയ്തുവെന്ന് ആയിരം ആളുകൾ കണ്ടു. എന്നിരുന്നാലും, ആനയ്ക്ക് ചത്തുവെന്ന് ഉറപ്പുവരുത്തുന്നതിന് മുമ്പ് സയനൈഡ് വിഷം കലർന്ന കാരറ്റ് നൽകിയിരുന്നു. ഈ സംഭവങ്ങളെല്ലാം വിളിക്കപ്പെട്ടത് പ്രവാഹങ്ങളുടെ യുദ്ധം. ഈ നേരിട്ടുള്ള വൈദ്യുതധാര ക്രമേണ മാറ്റിസ്ഥാപിച്ച വൈദ്യുത പ്രവാഹത്തിന് പകരം, അതിന്റെ ഗുണങ്ങൾ ഞങ്ങൾ കാണും. എന്നിരുന്നാലും, ഓഡിയോവിഷ്വൽ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ മുതലായ ഇലക്ട്രോണിക് ഘടകങ്ങളുടെ പ്രവർത്തനത്തിനായി ഇത് നിലവിൽ വ്യാപകമായി ഉപയോഗിക്കുന്നു. അവയെല്ലാം മാറിമാറി വരുന്ന ഇലക്ട്രിക്കൽ നെറ്റ്‌വർക്കിൽ നിന്ന് പ്രവർത്തിക്കുന്നതിന്, അഡാപ്റ്ററുകൾ അല്ലെങ്കിൽ പവർ സപ്ലൈകൾ പോലുള്ള പരിവർത്തനത്തിനായി റക്റ്റിഫയർ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. ഇതര വൈദ്യുത പ്രവാഹത്തിൽ ആണെങ്കിലും ധ്രുവത ഇത് അത്ര അടിസ്ഥാനപരമല്ല, നേരിട്ടുള്ള വൈദ്യുതധാരയിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, സർക്യൂട്ട് ശരിയായി പ്രവർത്തിക്കണമെങ്കിൽ അത് തകരാതിരിക്കണമെങ്കിൽ അത് ബഹുമാനിക്കപ്പെടണം. ഡിസിയിലെ ധ്രുവീകരണം മാറ്റുന്നത് ചില കേസുകളിൽ മാറ്റാനാവാത്ത നാശത്തെ അർത്ഥമാക്കുന്നു, അതിനാൽ നിങ്ങൾ ഇത് ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ടെർമിനലുകളോ കേബിളുകളോ അവയുടെ അനുബന്ധ ധ്രുവത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്, അല്ലെങ്കിൽ നിറങ്ങൾ അതിനെ വേർതിരിച്ചറിയാൻ. സാധാരണയായി, ചുവപ്പ് പോസിറ്റീവ് പോൾ കറുപ്പ് നെഗറ്റീവ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ചില സങ്കീർണ്ണ ഡിസി സർക്യൂട്ടുകൾക്ക് അധിക നിറങ്ങളും ചേർക്കാൻ കഴിയും. La ഒന്നിടവിട്ട കറന്റ്, CA (അല്ലെങ്കിൽ ഇംഗ്ലീഷിൽ AC) എന്ന് ചുരുക്കിയിരിക്കുന്നു, ഒരു തരം വൈദ്യുത പ്രവാഹമാണ്, അതിന്റെ വ്യാപ്തിയും ദിശയും ആവർത്തനങ്ങളിൽ ചാക്രികമായി വ്യത്യാസപ്പെടുന്നു. അതായത്, ഒരു ഗ്രാഫിൽ പ്രതിനിധീകരിക്കുന്ന നേർരേഖയായ സിസിയിൽ നിന്ന് വ്യത്യസ്തമായി, ഒന്നിടവിട്ട സാഹചര്യത്തിൽ അതിനെ സൈനസോയ്ഡൽ ഓസിലേഷനായി പ്രതിനിധീകരിക്കുന്നു. ഒരു സെക്കൻഡിൽ പൂർണ്ണമായ സൈക്കിളുകളുടെ എണ്ണം സൈക്കിളിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, യൂറോപ്പിൽ നമുക്ക് 50 Hz അഥവാ സെക്കന്റിൽ 50 തവണ ഉണ്ട്, അതേസമയം അമേരിക്കയിൽ ഇത് 60 Hz ൽ പ്രവർത്തിക്കുന്നു. 1832 -ൽ പിക്‌സി സൃഷ്ടിക്കുമ്പോൾ ഈ കറന്റ് ദൃശ്യമാകും ആദ്യത്തെ ആൾട്ടർനേറ്റർ, ഫാരഡെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഡൈനാമോ ഇലക്ട്രിക് ജനറേറ്റർ. പിന്നീട്, നേരിട്ടുള്ള വൈദ്യുതധാര ഉത്പാദിപ്പിക്കുന്നതിന് പിക്സിയും ഒരു സ്വിച്ച് ചേർക്കും, ഇത് പുരാതന കാലത്ത് കൂടുതൽ ഉപയോഗിച്ചിരുന്നു. 1855 -ൽ ഡിസിയെക്കാൾ എസി ശ്രേഷ്ഠമാണെന്ന് നിർണ്ണയിക്കുകയും അത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഇതര വൈദ്യുത സാങ്കേതികവിദ്യ ഉണ്ടായിരുന്നു യൂറോപ്പിൽ വികസിപ്പിച്ചെടുത്തു. ബുഡാപെസ്റ്റിലെ ഗാൻസ് വർക്സ് കമ്പനി ഈ തത്വങ്ങളെ അടിസ്ഥാനമാക്കി ലൈറ്റിംഗ് ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങും, കൂടാതെ ഈ വൈദ്യുതധാരയെ അടിസ്ഥാനമാക്കിയുള്ള മറ്റ് ഉപകരണങ്ങളും. സെർബിയൻ എഞ്ചിനീയറും കണ്ടുപിടുത്തക്കാരനും നിക്കോള ടെസ്ല, എഡിസന്റെ തുടർച്ചയ്‌ക്കെതിരായ ഈ വൈദ്യുതധാരയുടെ ഏറ്റവും വലിയ പ്രതിരോധക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. വൈദ്യുതോർജ്ജത്തെ റൊട്ടേഷണൽ മെക്കാനിക്സാക്കി മാറ്റാൻ കഴിയുന്ന ആദ്യത്തെ ആൾട്ടർനേറ്റ് കറന്റ് ഇൻഡക്ഷൻ മോട്ടോർ അദ്ദേഹം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. കൂടാതെ, ഈ പ്രതിഭ ലൈനിൽ മാറ്റങ്ങൾ വരുത്താതെ വൈദ്യുതി വിതരണ സംവിധാനങ്ങൾ മികച്ചതാക്കാനും സഹായിക്കും. കൂടാതെ, യൂറോപ്യൻ എഞ്ചിനീയർമാർ വികസിപ്പിച്ച ഒരു ഉപകരണം ടെസ്ല അന്വേഷിച്ചു ട്രാൻസ്ഫോർമർ. അതിന് നന്ദി, ഇത് ഒരു താഴ്ന്ന വോൾട്ടേജായി രൂപാന്തരപ്പെടുത്താം, അതിനാൽ ഇത് വീടുകൾക്ക് സുരക്ഷിതമാക്കാം, അത് ഉത്പാദിപ്പിച്ച അളവിൽ എത്തേണ്ട ആവശ്യമില്ലാതെ, കാരണം ഏറ്റവും വലിയ ഭയം അപകടകരമായ ഒന്നായിരുന്നു. ഈ അന്വേഷണങ്ങൾ കോളിന്റെ തുടക്കമായിരിക്കും പ്രവാഹങ്ങളുടെ യുദ്ധം. നിക്കോള ടെസ്ലയുടെ സിഎയുമായി ബന്ധപ്പെട്ട എല്ലാ പേറ്റന്റുകളും കമ്പനിക്ക് നൽകി വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക്, മൂലധനം സമാഹരിക്കാനും ഈ പ്രവണതയെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ തുടരാനും. ഇതിനുശേഷം, CA- യുടെ ആദ്യ ഇന്റർബേൺ ട്രാൻസ്മിഷൻ 1891 -ൽ നടക്കാൻ അധികം സമയമെടുക്കില്ല. ഏതാനും മാസങ്ങൾക്ക് ശേഷം യൂറോപ്പിലും, ലഫെൻ മുതൽ ഫ്രാങ്ക്ഫർട്ട് (ജർമ്മനി) വരെ ടെല്ലുറൈഡിൽ (കൊളറാഡോ) അത് സംഭവിക്കും. എസി വിജയിക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തപ്പോൾ, തോമസ് എഡിസൺ നേരിട്ടുള്ള വൈദ്യുതധാരയ്ക്കായി വാദിക്കുന്നത് തുടർന്നു, ഇത് കമ്പനിയിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിന് നഷ്ടമുണ്ടാക്കും. എഡിസൺ ഇലക്ട്രിക് (ഇപ്പോൾ ജനറൽ ഇലക്ട്രിക് എന്ന് വിളിക്കുന്നു അദ്ദേഹം തന്നെ സ്ഥാപിച്ച ഇതര വൈദ്യുതധാര ഉപയോഗിക്കുന്നു വ്യവസായത്തിനും വീടിനും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിക്കാൻ വൈദ്യുതി ലൈനുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. ഇതിന് വീട്ടുപകരണങ്ങൾ, മോട്ടോറുകൾ, വ്യാവസായിക യന്ത്രങ്ങൾ, ശീതീകരണ സംവിധാനങ്ങൾ എന്നിവയും അതിലേറെയും പ്രവർത്തിപ്പിക്കാൻ കഴിയും. ഞാൻ മുമ്പ് സൂചിപ്പിച്ചതുപോലെ, നിങ്ങൾ എ കണക്റ്റുചെയ്യുമ്പോൾ പ്ളഗ്ഏത് സാഹചര്യത്തിലും ഇത് എങ്ങനെ പ്രവർത്തിക്കുമെന്നത് നിങ്ങൾ ഒരിക്കലും ശ്രദ്ധിക്കുന്നില്ല. ഇതര വൈദ്യുതധാരയുടെ തരംഗരൂപമാണ് ഇതിന് കാരണം, അത് മാറിമാറി വരും. എന്നിരുന്നാലും, പരമ്പരാഗത ഇൻസ്റ്റാളേഷനുകൾക്കായി, വയറിംഗ് മുതലായവ വേർതിരിച്ചറിയാനുള്ള വഴികളും ഉണ്ട്. സാധാരണയായി നിങ്ങൾക്ക് ഒരു മഞ്ഞ പച്ച വയർ ഉണ്ട്, അത് ഒരു നീല അല്ലെങ്കിൽ വെളുത്ത വയർ നിഷ്പക്ഷമായിരിക്കും, തവിട്ട് അല്ലെങ്കിൽ കറുപ്പ് ഘട്ടം ആയിരിക്കും. DC vs AC: ഗുണങ്ങളും ദോഷങ്ങളും രണ്ട് അരുവികളും ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു അതിന്റെ ഗുണങ്ങളും ദോഷങ്ങളും. ഉദാഹരണത്തിന്: ആൾട്ടർനേറ്റ് കറന്റ് രൂപാന്തരപ്പെടുത്താൻ വളരെ എളുപ്പമാണ്, നേരിട്ടുള്ള വൈദ്യുതധാരയിൽ സംഭവിക്കാത്ത ഒന്ന്. വോൾട്ടേജ് മാറ്റാൻ, ഇതര വൈദ്യുതധാരയിൽ നിങ്ങൾ ഒരു ട്രാൻസ്ഫോർമർ ഉപയോഗിക്കേണ്ടതുണ്ട്, അതേസമയം നേരിട്ടുള്ള വൈദ്യുതധാരയിൽ നിങ്ങൾ ഡൈനാമോ ജനറേറ്ററുകളോ പരമ്പരയിൽ ബന്ധിപ്പിക്കേണ്ടതുണ്ട്, അത് പ്രായോഗികമല്ല. കുറഞ്ഞ വൈദ്യുത തീവ്രതയോടെ ദീർഘദൂരങ്ങളിൽ ആൾട്ടർനേറ്റ് കറന്റ് വിതരണം ചെയ്യാൻ കഴിയും, ജൂൾ പ്രഭാവവും എഡ്ഡി വൈദ്യുതധാരകൾ അല്ലെങ്കിൽ ഹിസ്റ്റെറിസിസ് പോലുള്ള മറ്റ് ഫലങ്ങളും കാരണം ചൂട് രൂപത്തിൽ വളരെ കുറച്ച് നഷ്ടപ്പെടും. ഡിസിക്ക് വലിയ നഷ്ടങ്ങളുണ്ടെങ്കിലും, ഡിമാൻഡ് പോയിന്റുകൾക്ക് സമീപം ധാരാളം പവർ പ്ലാന്റുകൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ലേഖനത്തിന്റെ ഉള്ളടക്കം ഞങ്ങളുടെ തത്ത്വങ്ങൾ പാലിക്കുന്നു എഡിറ്റോറിയൽ എത്തിക്സ്. ഒരു പിശക് റിപ്പോർട്ടുചെയ്യാൻ ക്ലിക്കുചെയ്യുക ഇവിടെ. ലേഖനത്തിലേക്കുള്ള പൂർണ്ണ പാത: സ hardware ജന്യ ഹാർഡ്‌വെയർ » പഠനം » ആൾട്ടർനേറ്റ് കറന്റ് vs ഡയറക്ട് കറന്റ്: വ്യത്യാസങ്ങളും സമാനതകളും നിങ്ങളുടെ അഭിപ്രായം ഇടുക മറുപടി റദ്ദാക്കുക നിങ്ങളുടെ ഇമെയിൽ വിലാസം പ്രസിദ്ധീകരിച്ചു ചെയ്യില്ല. ആവശ്യമായ ഫീൽഡുകൾ കൊണ്ട് അടയാളപ്പെടുത്തുന്നു * ഞാൻ സ്വീകരിക്കുന്നു സ്വകാര്യത നിബന്ധനകൾ * ഡാറ്റയുടെ ഉത്തരവാദിത്തം: മിഗുവൽ ഏഞ്ചൽ ഗാറ്റൻ ഡാറ്റയുടെ ഉദ്ദേശ്യം: സ്പാം നിയന്ത്രിക്കുക, അഭിപ്രായ മാനേജുമെന്റ്. ഡാറ്റയുടെ ആശയവിനിമയം: നിയമപരമായ ബാധ്യതയല്ലാതെ ഡാറ്റ മൂന്നാം കക്ഷികളുമായി ആശയവിനിമയം നടത്തുകയില്ല. ഡാറ്റ സംഭരണം: ഒസെന്റസ് നെറ്റ്‌വർക്കുകൾ (ഇയു) ഹോസ്റ്റുചെയ്യുന്ന ഡാറ്റാബേസ് അവകാശങ്ങൾ: ഏത് സമയത്തും നിങ്ങളുടെ വിവരങ്ങൾ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനും ഇല്ലാതാക്കാനും കഴിയും. സ്വിച്ചുചെയ്ത ഉറവിടം: അതെന്താണ്, രേഖീയവുമായുള്ള വ്യത്യാസങ്ങൾ, അത് എന്തിനുവേണ്ടിയാണ് ഒരു ട്രാൻസിസ്റ്റർ പരിശോധിക്കുന്നു: ഘട്ടം ഘട്ടമായി വിശദീകരിച്ചു ഹാർഡ്‌വെയറിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ലേഖനങ്ങൾ നേടുക. വർഷങ്ങൾക്കു മുമ്പ് വെഞ്ചിരിപ്പ് നടത്തിയ ഒരു ഭവനം പിന്നീടൊരിക്കൽ സന്ദർശിക്കാനിടയായി. ആ വീട്ടിലെ അമ്മയുടെ മുഖത്ത് അന്നുണ്ടായിരുന്ന തെളിച്ചം ഇപ്പോൾ ഉണ്ടായിരുന്നില്ല. “അച്ചൻ അന്ന് വീട് വെഞ്ചിരിച്ചപ്പോൾ ഭർത്താവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തിരികെ പോയെങ്കിലും കൊറോണ മൂലം ജോലി നഷ്ടമായി. അങ്ങനെ അദ്ദേഹം നാട്ടിലെത്തി. വീടിന്റെ കടങ്ങളാണെങ്കിൽ ഇനിയും അടച്ചുതീർക്കാനായിട്ടില്ല. ഇപ്പോൾ അതിലും വലിയ ദുഃഖം ഇദ്ദേഹത്തിന്റെ മദ്യപാനമാണ്. വീട്ടിലിരുന്നാണ് മദ്യപിക്കുക. പിള്ളേര് കാണുമെന്ന ചിന്തയൊന്നുമില്ല. എല്ലാത്തിനും കാരണം ദൈവമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി.” അവർ കാര്യങ്ങൾ വിവരിക്കുമ്പോൾ അയാൾ തല ഉയർത്തിയിരുന്നില്ല. “ഭാര്യ പറയുന്നതെല്ലാം ശരിയാണോ?” ഞാൻ ചോദിച്ചു. “അതെ അച്ചോ, മനസിന്റെ ഭാരം താങ്ങാനാകാതെ വരുമ്പോൾ ആശ്വാസത്തിനു വേണ്ടി മദ്യപിക്കും. നിർത്തണമെന്നുണ്ട്. പക്ഷേ, സാധിക്കുന്നില്ല.” “അതും മറ്റുള്ളവരിൽ നിന്നും കടമായി വാങ്ങും.” “ജീവിതത്തിൽ ദുരന്തങ്ങൾ വരുമ്പോൾ ദൈവത്തിൽ ആശ്രയിച്ച് കുടുംബത്തിന് താങ്ങും തണലുമാകേണ്ട നിങ്ങൾ ഇങ്ങനെ അധഃപതിച്ചാൽ പിന്നെ എങ്ങനെയാണ് രക്ഷപ്പെടാനാകുക? പ്രാർത്ഥനകൾ ഉയരേണ്ട വീട്ടിൽ നിന്ന് മദ്യത്തിന്റെയും പുകയുടെയും ഗന്ധമുയർന്നാൽ ദൈവത്തിനു പോലും നിങ്ങളെ രക്ഷിക്കാനാകില്ല.” ഇത്രയും പറഞ്ഞ് അവർക്കു വേണ്ടി പ്രാർത്ഥിച്ച് ഞാൻ അവിടെ നിന്നും ആശ്രമത്തിലേക്കു മടങ്ങി. അപ്രതീക്ഷമായ സഹനങ്ങൾ കടന്നുവരുമ്പോൾ ദൈവത്തിലേക്ക് തിരിയാതെ ഭൗതീകസുഖങ്ങളിൽ മുഴുകുന്നവർ വരാനിരിക്കുന്ന ദൈവകൃപയെ നിഷേധിക്കുകയാണ് ചെയ്യുന്നത്. സ്വന്തം ശരീരവും ഭവനവും വാഹനവും ജോലിസ്ഥലങ്ങളുമെല്ലാം ഇങ്ങനെ പാപത്തിന് വിട്ടുകൊടുക്കുമ്പോൾ പിന്നെ ദൈവത്തിന് വസിക്കാൻ ഇടമെവിടെ? ദൈവാലയം അശുദ്ധമാക്കിയവരോട് ക്രിസ്തു പറഞ്ഞ വാക്കുകൾ ഇവിടെ അർത്ഥവത്താണ്: “എന്റെ ആലയം പ്രാർത്ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു” (ലൂക്കാ 19:46). ദൈവീകചൈതന്യത്തിന്റെ ചാലുകളും ചാലകങ്ങളുമാകേണ്ട ഇടങ്ങളാണ് നമ്മുടെ ഭവനവും ജോലിസ്ഥലങ്ങളും ദൈവാലയവുമെല്ലാം. അവ ഒരിക്കലും തിന്മയുടെ കേന്ദ്രങ്ങളാകാതിരിക്കട്ടെ. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. Cancel reply ഫ്രാൻസിസ് പാപ്പായെ ബഹ്‌റൈൻ സന്ദർശിക്കാൻ ക്ഷണിച്ച് രാജാവ് ഹമാദ് ബിൻ ഇസ ഈശോയുടെ ജന്മനാട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ ഗാസ മുനമ്പിലെ 500 ക്രൈസ്തവര്‍ക്ക് അനുവാദം നൽകി ഇസ്രായേൽ ഫ്രഞ്ച് പ്രസിഡന്റുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി ജോസഫ് ചിന്തകൾ 354: ജോസഫ് – ദൈവചിന്തയിൽ ജീവിതം ചിട്ടപ്പെടുത്തിയവൻ ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം: പത്തു പേർ കൊല്ലപ്പെട്ടു; നൂറിലധികം വീടുകൾ കത്തിച്ചു ഈജിപ്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അലക്സാണ്ട്രിയ. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ചരിത്ര ഗവേഷകർ പിരമിഡുകളും ഫറവോമാരുടെ ശവകുടീരങ്ങളും മറ്റും കണ്ടെത്തുമ്പോൾ അലക്സാണ്ട്രിയയെ ആരും ശ്രദ്ധിച്ചില്ല. അതുകൊണ്ടുതന്നെ വമ്പൻ കെട്ടിടങ്ങളും നെടുനീളൻ റോഡുകളുമെല്ലാമായി ഒരുഗ്രൻ മെട്രോസിറ്റിയായി ഇതു മാറുകയും ചെയ്തു. പക്ഷേ പത്തു വർഷം മുൻപ് ചില ഗവേഷകർ അലക്സാണ്ട്രിയയിലും ചരിത്ര ശേഷിപ്പുകൾക്കായി തിരച്ചിൽ നടത്തി. അങ്ങനെ 2005ൽ നടത്തിയ ഒരു പര്യവേക്ഷണത്തിൽ തെളിഞ്ഞു വന്നത് ചരിത്രപ്രസിദ്ധമായ അലക്സാണ്ട്രിയ സർവകലാശാലയായിരുന്നു. ലോകപ്രശസ്തനായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ ആർക്കിമിഡീസ് പഠിച്ച അതേ സർവകലാശാല! പുരാതന കാലത്തെ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ലൈറ്റ് ഹൗസിന്റെ അവശിഷ്ടങ്ങളും അലക്സാണ്ട്രിയയിലുണ്ടെന്നു കണ്ടെത്തിയിരുന്നു. അദ്ഭുതങ്ങളൊഴിയുന്നില്ല ഈജിപ്തില്‍; ഫറവോയുടെ കല്ലറയില്‍ നിന്ന് ആ ‘തുളച്ചുകയറുന്ന നോട്ടം’ എന്തുകൊണ്ടാണ് ഈ കറുത്ത കല്ലറയെ മാത്രം അവർ വെറുതെ വിട്ടു എന്ന ചോദ്യത്തിനും ഉത്തരമില്ല. ആരുടെ കല്ലറയാണിതെന്നും വ്യക്തമായിട്ടില്ല. സമീപത്തു നിന്നു വെണ്ണക്കല്ലിൽ തീർത്ത ഒരു പ്രതിമ ലഭിച്ചിട്ടുണ്ട്. അതിലാകട്ടെ മുഖവും വ്യക്തമല്ല. അലക്സാണ്ടർ ചക്രവര്‍ത്തി നിർമിച്ച നഗരമാണ് അലക്സാണ്ട്രിയ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലശേഷം മുന്നൂറു വർഷത്തോളം ഈജിപ്ത് ഭരിച്ചത് ഉപദേശകനായ ടോളമിയും അദ്ദേഹത്തിന്റെ പിന്മുറക്കാരുമായിരുന്നു. ബിസി 305 മുതൽ 30 വരെയുള്ള ഇക്കാലത്താണ് കല്ലറ നിർമിച്ചതെന്നാണു കരുതുന്നത്. നൈൽ നദി വഴി മാറിയൊഴുകുകയും ലോകമെമ്പാടും സമുദ്രജലനിരപ്പ് ഉയരുകയും ചെയ്തതിനു പിന്നാലെയാണ് അലക്സാണ്ട്രിയയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലായത്. പല ചരിത്ര ശേഷിപ്പുകളും ഇപ്പോഴും കടലിന്നടിയിലുണ്ടാകുമെന്നാണു സൂചന. പുതിയ ഒട്ടേറെ കണ്ടെത്തലുകൾ നടക്കുന്ന സാഹചര്യത്തിൽ കടലിലും പര്യവേക്ഷണം തുടങ്ങിക്കഴിഞ്ഞു ഗവേഷകർ. തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. തൃശൂര്‍: ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം തൃശൂര്‍ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട തൃശൂര്‍: ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗം തൃശൂര്‍ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കടുത്ത ജാഗ്രതയിലാണ്. കടലോര ജാഗ്രതാ സമിതിക്കാരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം തന്നെയെന്നു പൊലീസ്, നിലപാടിനോട് യോജിക്കുന്നില്ലെന്നു ഭാര്യ, ടിപ്പര്‍ ലോറി ട്രാക്ക് മാറി വന്നിടിച്ചത് സംശയം ബലപ്പെടുത്തുന്നു സ്വന്തം ലേഖകന്‍ തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം അപകടം നിമിത്തമാണെന്ന പൊലീസ് നിഗമനത്തോട് യോജിക്കുന്നില്ലെന്ന് കുടു വട്ടപ്പൂജ്യം നേടിയ കൊടുവള്ളിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു, അപമാനംമറയ്ക്കാൻ പാർട്ടിയുടെ ശ്രമം മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു: അദിവി ശേഷ് ആണ് നായകന്‍ മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുട കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല, സ്വീകരിക്കണോ എന്നു വ്യക്തിക്കു തീരുമാനിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദ് ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നു വ്യക്തികള്‍ക്കു സ്വയം തീരുമാനിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവ തൂതപ്പുഴ എന്നും ഒരു വ്യത്യസ്തമായ ഒരോര്‍മ്മയാണ്. മറ്റു പുഴകളിലെന്ന പോലെ പഞ്ചാര മണല്‍പ്പരപ്പും മണല്‍ ലോറികളും തൂതപ്പുഴയില്‍ കാണാറില്ല. പകരം ജലപ്പരപ്പുകളില്‍ അങ്ങിങ്ങ് തലയുയര്‍ത്തി നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് തൂതപ്പുഴയുടെ മുഖമുദ്ര! ഏതു വേനലിലും തൂതപ്പുഴയില്‍ കളകളാരവം മുഴക്കിയൊഴുകുന്ന വെള്ളത്തിളക്കം കാണാം! അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, പഞ്ചാരമണലില്ലാത്ത നദീതടമാണ് തൂതപ്പുഴയുടെ ഭാഗ്യമെന്ന് അല്ലെങ്കില്‍ മണല്‍ ഖനനം നടത്തി നാം അതിനെയും കൊന്നേനെ തൂത പാലത്തിലൂടെ എത്രയോ തവണ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചിരിയ്ക്കുന്നു. ഓരോ തവണയും ആ സവിധത്തിലെത്തുമ്പോള്‍ ഉള്ളു കുളിര്‍ക്കും. അതിവേഗം പായുന്ന വാഹനത്തിന്റെ ജാലകത്തിലൂടെ പുഴയുടെ മനോഹാരിത എന്റെയുള്ളിലേയ്ക്കാവാഹിച്ചു ഞാന്‍ നിര്‍വൃതിയണയും. പുഴവക്കത്തെ ആല്‍മരവും, ഭഗവതിക്കാവും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ദേശത്തിന്റെ സ്പന്ദനവും പേറി പുഴയൊഴുകുമ്പോള്‍ നാടിന്നും നാട്ടാര്‍ക്കും ജീവന്‍ തന്നെയാണ് പ്രദാനം ചെയ്യുന്നത്! തൂതപ്പുഴയുടെ നന്മയില്‍ മുങ്ങിക്കുളിച്ച ഒരു സായം സന്ധ്യ എന്നും മനസ്സിന്റെ കോണില്‍ ഒരു മനോഹര സ്മരണയായ്‌ കുടി കൊള്ളുന്നു. കുട്ടിക്കാലത്ത് ഒരു ദിവസം നിനച്ചിരിയ്ക്കാതെ അച്ഛനും ഏട്ടന്മാരും പുഴയില്‍ നീന്തിക്കുളിയ്ക്കാന്‍ കൊണ്ടുപോയത് സുഖമുള്ള ഒരമ്പരപ്പായി ഇന്നും നില കൊള്ളുന്നു തണുത്ത വെള്ളത്തില്‍ നീന്തിത്തിമര്‍ത്ത് മതി വന്നില്ല. അത്തരമൊരു സംഭവം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല അതിനാല്‍ തന്നെ ആ ദിനം നിറം മങ്ങാത്ത ഓര്‍മ്മയായ് ഇന്നും എന്നെ മോഹിപ്പിയ്ക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികളെ രാമഞ്ചാടിയില്‍ കൊണ്ടു പോവണമെന്ന ആഗ്രഹം മൊട്ടിട്ടതും ഈ ഓര്‍മകളുടെ ബലത്തിലാണെന്നു തോന്നുന്നു. പല പല കാരണങ്ങളാല്‍ അത് നടന്നില്ല. നീന്താന്‍ അറിയാത്ത നാലഞ്ചു കൊച്ചു കുട്ടികളെയും കൊണ്ടു പുഴയിലേയ്ക്ക് തനിയെ പോവാന്‍ അച്ഛനും ഒരു മടി. തിരക്കാര്‍ന്ന ജീവിത യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് എന്തെല്ലാം നഷ്ടമാവുന്നു ഒരേയൊരു ആശ്വാസം മുത്തച്ഛന്റെ കൂടെ ചിലവിട്ട സായാഹ്നങ്ങളില്‍ അമ്പലക്കുളത്തിലെ വിശാലതയില്‍ അവരെല്ലാം നീന്തല്‍ പഠിച്ചുവെന്നതാണ്. എന്തായാലും ഒരിയ്ക്കല്‍ അവരെ ആ പുഴയോരത്തു കൊണ്ടു പോവണം. തെളിനീരും പേറിയൊഴുകുന്ന തൂതപ്പുഴയുടെ ശീതളിമയില്‍ നീന്തിത്തുടിയ്ക്കാനുള്ള അവസരവും ഓര്‍ത്തു വെയ്ക്കുവാന്‍ സുന്ദരമായ ബാല്യകാല സ്മരണകളും അവര്‍ക്കും ഉണ്ടാകട്ടെ! കമ്പ്യുട്ടറും ടീവിയും വീഡിയോ ഗെയ്മുകളും മാത്രമല്ല, പ്രകൃതിയുടെ സ്നേഹമൊഴുകുന്ന കരസ്പര്‍ശനങ്ങളും അറിഞ്ഞു ആ കുരുന്നുകള്‍ വളരട്ടെ. നാളെയൊരിയ്ക്കല്‍ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ.. നദികള്‍ എന്നത് ഒരു നാടിന്റെ ഏറ്റവും വലിയ സൌഭാഗ്യമാണു. അതിനെ അത്യാര്‍ത്തിപൂണ്ട മനുഷ്യന്‍ കൊന്നൊടുക്കുകയാണു. നാടിന്റെ അരഞ്ഞാണം പോലെ കുണുങ്ങിയൊഴുകിയിരുന്ന പല നദികളും ഇന്ന്‍ മരിച്ചുകഴിഞ്ഞു.മാലിന്യങ്ങളും പേറി അവ കരഞ്ഞുകൊണ്ടൊഴുകുന്നു. ശബദമില്ലാത്ത അവയുടെ തേങ്ങലുകള്‍ ആരറിയുവാന്‍..ആരു കേള്‍ക്കുവാന്‍ അതെ നദികള്‍ നാടിന്റെ സൌഭാഗ്യം തന്നെയാണ് പലപ്പോഴും നാം അത് തിരിച്ചറിയുന്നില്ല എന്നുമാത്രം! മരിച്ചു കൊണ്ടിരിയ്ക്കുന്ന അവയുടെ ദീന രോദനങ്ങള്‍ നാം കേള്‍ക്കുമ്പോള്‍ തീരെ വൈകില്ലെന്ന ശുഭ പ്രതീക്ഷ നമ്മെ മുന്നോട്ടു നയിയ്ക്കട്ടെ "നാളെയൊരിയ്ക്കല്‍ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിര് കോരിയിടാന്‍ തൂതപ്പുഴ അവര്‍ക്കും അവസരമേകട്ടെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ എന്നും! അമ്പലകുളവും പുഴയും തെങ്ങുംതോപ്പും അതൊരു സുഖാ പുഴയുടെ ഓര്‍മ്മകള്‍ കുറച്ചുകൂടി ആകാമായിരുന്നു. കാത്തി, തൂത പുഴയുടെ ഓര്‍മ്മകള്‍ ഞാന്‍ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ വളരെ പരിമിതമാണ് അതിന്റെ മുകളിലൂടെയുള്ള യാത്രകള്‍ നിരവധിയാണെങ്കിലും നന്ദി അജിത്‌ ഈ പ്രോത്സഹാത്തിനും നല്ല വാക്കുകള്‍ക്കും! ഞങ്ങളുടെ ബാല്യത്തില്‍ പുഴകള്‍ ഇല്ല്യ..കടലും, പല വലിപ്പത്തില്‍ ഉള്ള കുളങ്ങളും തോടുകളും ആയിരുന്നു താരങ്ങള്‍. ഒരു ദിവസം എത്ര തവണ കുളിക്കുമായിരുന്നെന്നോ, ആ കുളങ്ങള്‍ കലക്കി മറിക്കുമായിരുന്നു..ഇന്നിപ്പോ ഞങ്ങളുടെ നാട്ടില്‍ കുളങ്ങളേ ഇല്ല്യാതായി, ഉള്ളതെല്ലാം വേസ്റ്റിട്ട് നിറച്ച് കൊതുക്കു വളര്‍ത്തല്‍ കേന്ദ്രങ്ങളായി കഴിഞ്ഞു..വേലിയേറ്റവും വേലിയിറക്കവും കാരണം കടലിനോട് ചേര്‍ന്ന ചില ഭാഗങ്ങളില്‍ ഇപ്പോഴും കുറച്ച് നല്ല തോടുകള്‍ കാണാം..ഇപ്പോഴത്തെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കു പോലും ഇതിന്റെ രസങ്ങല്‍ അന്യം തന്നെ..നല്ല കുറിപ്പ് നിഷാ.. നന്ദി ശാരി! പുഴയും കുളവും കായലും മാത്രമല്ല കിണറുകള്‍ പോലും ഇന്ന് മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുകയാണ് നമ്മുടെ നാടിന്റെ ശാപവും ഇത് തന്നെ. തീര്‍ച്ചയായും; ഒരിയ്ക്കലെങ്കിലും നാം പുഴയില്‍ ഒന്ന് നീന്തിത്തുടിച്ചെങ്കില്‍ ആ അനുഭൂതി അനുഭവിച്ചെങ്കില്‍ നാം മനസ്സു കൊണ്ടെങ്കിലും പുഴയെ സംരക്ഷിച്ചേനെ thanks for the good words! യന്ത്രങ്ങളോടല്ലാതെ പ്രകൃതിയോടും മനുഷ്യരോടും ഇണങ്ങി ജീവിക്കാൻ നമുക്കു കഴിഞ്ഞെങ്കിൽ! പുഴകളെ നാം നിധി പോലെ കാക്കണം.പക്ഷെ നന്ദി വിജയകുമാര്‍ വെറുതെ കിട്ടുന്ന സൌഭാഗ്യങ്ങളെ നാം അനുഗ്രഹങ്ങളായി കാണുകയും, അവയെ സംരക്ഷിയ്ക്കുകയും ചെയ്യാത്തിടത്തോളം നമ്മുടെ പുഴകളും കായലുകളും കുളങ്ങളും കിണറുകളും അകാല മൃത്യുവിനെ പ്രാപിയ്ക്കുക തന്നെ ചെയ്യും അന്ന് ഏറെ വേദനയോടെ നാം നമ്മുടെ തെറ്റുകള്‍ തിരിച്ചറിയും.. തൂത പുഴ തെളിഞ്ഞു നിഷയുടെ എഴുത്തിലൂടെ അഭിനന്ദനങ്ങള്‍ നന്ദി മുബി, പുഴയും മലയും കാടും തോടുമൊക്കെയല്ലേ നമ്മെ മലയാളിയാക്കുന്നത് ഒരു പുതിയ കഥബ്ലോഗ് തുടങ്ങി ക്ഷണിക്കുന്നു ബാല്യത്തിലെ ഓര്‍മ്മകള്‍ എല്ലാം മധുരമുള്ളവ തന്നെ. അതിനൊന്നും ഇപ്പോള്‍ കഴിയുന്നില്ലല്ലോ അല്ലെങ്കില്‍ അതെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണല്ലോ എന്ന വേദന മനസ്സില്‍ ഉയരുമ്പോഴും ഇന്നൊന്നു നനഞ്ഞാല്‍ പണി പിടിക്കും എന്ന മാറ്റവും സംഭവിച്ചിരിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിച്ചത് പോലെ സുഖമുള്ള എഴുത്ത്‌. അതെ റാംജി, ബാല്യകാല സ്മരണകള്‍ ഏറ്റവും മധുരമായ ഓര്‍മ്മകളില്‍ ഒന്നാണ്. ഇന്നത്തെ കുട്ടികളുടെ ദൌര്‍ഭാഗ്യം എന്നത് ഈ പുഴകളും കുളങ്ങളുമൊക്കെ അവര്‍ക്ക് വെറും കാഴ്ചകള്‍ മാത്രമായി മാറിയിരിയ്ക്കുന്നു എന്നതാണ്. ഒന്ന് മഴ നനയാന്‍ പോലും പേടിയ്ക്കുന്ന ഈ തലമുറ ഈ സുഖമൊക്കെ എങ്ങിനെ അറിയാനാണ്? കുറച്ചു സമയം കണ്ടെത്തി ഇവിടെ വന്ന് ഈ നല്ല വാക്കുകള്‍ അറിയിച്ചതിനു നന്ദി! ഒത്തിരി തവണ കേട്ടു ഇഷ്ടപ്പെട്ട പുഴയാണ്, തൂതപ്പുഴ ! പുഴയെ ചുറ്റിപ്പറ്റിയുള്ള മധുരമുള്ള ഓര്‍മകള്‍ക്ക്, പുഴയിലെ വെള്ളത്തിന്റെ കുളിരുണ്ട്. പുഴകളും നദികളും കുളങ്ങളും ഒത്തിരി ഇഷ്ടമാണ്. ഇപ്പോള്‍ കണികണ്ടുണരാന്‍, ഒരു നീലക്കടലുണ്ട്. ഈ പൊന്നോണനാളുകളില്‍ ഹൃദയത്തില്‍ ശുഭപ്രതീക്ഷകള്‍ നിറയട്ടെ ! വളരെ നന്നായി എഴുതി !അഭിനന്ദനങ്ങള്‍ ! അനു, ആശംസകള്‍ക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി! ഇവിടെ വന്ന് ഈ വാക്കുകളിലൂടെ നല്‍കിയ പ്രോത്സാഹനത്തിനും പുഴയും കുളവും കടലും ഇഷ്ടപെടുന്ന നല്ല മനസ്സിനും നന്ദി! ഓണനാളുകള്‍ നിങ്ങള്‍ക്കും ഒരായിരം നന്മകള്‍ കൊണ്ടു വരട്ടെ എന്നാശംസിയ്ക്കുന്നു.. തെളിച്ചമുള്ള ബാല്യകാല കാഴ്ച. നന്നായി പറഞ്ഞു.. ജെഫു, നന്ദി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നവരുടെ മനസ്സിനെ സ്പര്‍ശിയ്ക്കുമ്പോഴാണല്ലോ എഴുത്തുകാരന് സംതൃപ്തി! എഴുത്ത് ഇഷ്ടമായെന്നറിഞ്ഞു സന്തോഷിയ്ക്കുന്നു. പറയാതെ പറഞ്ഞ ഈ വാക്കുകള്‍ ഞാന്‍ അത്യന്തം കൃതാര്‍ത്ഥതയോടെ സ്വീകരിച്ചിരിയ്ക്കുന്നു!നന്ദി! എഴുത്ത് ശൈലി കൊള്ളാം. പക്ഷെ ഒരു പോസ്റ്റ് എന്ന് പറയുമ്പോള്‍ കുറച്ചു കൂടി വേണം വായിക്കുവാന്‍. ഇത് പെട്ടെന്നങ്ങ് തീര്‍ന്നു പോയപോലെ പലപ്പോഴും എനിയ്ക്ക് കഴിയാത്ത കാര്യമാണ് ചുരുക്കിയെഴുതല്‍ ബാല്യത്തിലെ ചെരിയൊരോര്‍മ്മയെ തുറന്നിട്ടു എന്നെ ഉള്ളു അത് വലിച്ചു നീട്ടിയാല്‍ ഇത്രയും മനോഹാരിത ഉണ്ടാവുമായിരുന്നോ എന്നറിയില്ല എങ്കിലും നിങ്ങള്‍ പറഞ്ഞ കാര്യം തീര്‍ച്ചയായും മനസ്സില്‍ വെയ്ക്കാം. അടുത്ത തവണ ഇതിലും കൂടുതല്‍ എഴുതാനാവും എന്ന് ആശിയ്ക്കുന്നു നമ്മളിലൂടെ മാത്രം തിരിച്ചു കൊടുക്കാന്‍ കഴിയുന്നത് തൂതപുഴ ഭാഗ്യവതി തന്നെ അഗാത ഗര്‍ത്തങ്ങളില്‍ മരിച്ചു വീഴാന്‍ അവള്‍ക്ക് ഗതി വന്നില്ലല്ലൊ മനസ്സിനുള്ളില്‍ ആ സുന്ദരീ നിറഞ്ഞു നില്‍ക്കുന്നുണ്ട് അതെ റിനി, പുതു തലമുറയ്ക്ക് പലതും നഷ്ടപ്പെട്ടിരിയ്ക്കുന്നു. ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും അവര്‍ക്കന്യമാണ് എന്ന് തോന്നുന്നു. തൂതപ്പുഴ അകാല മൃത്യുവിലേയ്ക്കുള്ള യാത്ര ഇനിയും തുടങ്ങിയിട്ടില്ല എന്നൊരു ശുഭാപ്തിവിശ്വാസമുണ്ട്. അവളുടെ മനോഹാരിത ചിലര്‍ക്കെങ്കിലും പകര്‍ന്നു നല്‍കാനായത് ഒരു നിമിത്തം മാത്രം വരാനിരിയ്ക്കുന്ന തലമുറകള്‍ക്കും ഇത്തരം മധുര സ്മരണകള്‍ അയവിറക്കാനുള്ള അവസരങ്ങളുണ്ടാവട്ടെ എന്നാണിപ്പോള്‍ ആശിയ്ക്കുന്നത് എന്തായാലും നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ഏറെ നന്ദി! തൂത ആ പേരില്‍ തന്നെ ഒരു മാധുര്യം ഉണ്ട്. ഏതു വേനലിലും ഒരിക്കലും വറ്റാത്ത നീരുറവകള്‍ക്കെന്നും കണ്ണാടി തിളക്കം. എനിക്കും പോകണം ഒരിക്കല്‍ കൂടി തൂതയിലേക്ക്. ബാല്യകാലത്തിലേക്ക് കൊണ്ട് പോയതിനു നന്ദി . അതെ,കടുത്ത വേനലിലും വറ്റാത്ത നീരോഴുക്കാണ്‌ തൂതയുടെ പുണ്യം നമുക്ക് പോകം ഒരിയ്ക്കല്‍ കൂടി ആ സവിധത്തിലേയ്ക്ക് ബാല്യകാലത്തെയ്ക്കുള്ള യാത്രയില്‍ കൂടെ വന്നതിനു ഞാനല്ലേ നന്ദി പറയേണ്ടത്? ഞാനല്ലാത്ത ഒരു വ്യക്തി തൂതപ്പുഴയെ കുറിച്ച് എഴുതിയിട്ടുള്ളത് അയൽ വാസികളായ മുനീറും, ഹംസയുമാണ്. ഞങ്ങളെല്ലാവരും ഈ പുഴയുടെ സന്തതികളാണ്, അയൽ വാസികളുമാണ്. എന്നാൽ നിഷയെ എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. രാമഞ്ചാടിയാണല്ലേ ദേശം, അപ്പോൾ അങ്ങ പാറൽ വഴി മണലായ എത്തി. അത് കൊണ്ടാവും നിഷയെ മനസ്സിലാകാത്തത്. ഈ ഫോട്ടോയിൽ കാണുന്നതിന്റെ ഒരു വശത്ത് പള്ളിയും എതിർ വശത്ത് അമ്പലവുമാണ്. എത്ര മനോഹരമായ പ്രദേശം. വലതു വശത്ത് കാണുന്ന ആ നീളമുള്ള കല്ലിന്റെ പേരാണ് “മോല്യാർ കല്ല്” അവിടെയാണ്‌ എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. സുന്ദരികൾ കുളിക്കുന്നത് നേരെ എതിർ വശത്താണ് അത് തന്നെ ധാരാളം കണ്ടിട്ടുണ്ട് തരുണീമണികളുടെ നനഞ്ഞൊട്ടിയ ദേഹങ്ങൾ ഞാൻ കൊടുത്തിട്ടുള്ള ലിങ്ക് അമർത്തി വായിച്ചാൽ തൂതപ്പുഴയെ കുറിച്ചും, പാശ്ചാത്യ ശക്തികൾക്കെതിരെ പട പൊരുതുന്നതിലും ഈ പുഴ വഹിച്ച് പങ്ക് മനസ്സിലാക്കാം നന്ദി നിഷ എന്റെ ഈ ജീവനെ പരിചയപ്പെടുത്തിയതിന്. ഞാൻ ഇത്രയും വാചാലമാകാൻ കാരണം ഞാൻ തൂതപ്പുഴയുടെ രാജകുമാരനാണ്, അങ്ങനെയാണ് എന്നെ അറിയുന്ന ചിലർ ബൂലോകത്ത് വിശേഷിപ്പിച്ചിരുന്നത്. മോഹി,എന്നെ അങ്ങിനെയൊന്നും പിടി കിട്ടില്ല; ഞാന്‍ തൂതപ്പുഴയുടെ കരയിലൊന്നുമല്ല വാസം കേട്ടോ. എനിയ്ക്ക് ഈ പുഴ കുറേ മധുര സ്മരണകളുടെ ഹൃദയതാളമാണ് സത്യം പറഞ്ഞാല്‍ ഭഗവതി കാവില്‍ പോലും ഞാന്‍ വന്നിട്ടില്ല- ഒരുപാടു തവണ ആ മുന്നിലൂടെ പോയിട്ടുണ്ടെങ്കിലും കുളിക്കടവും മോല്യാര്‍ കല്ലുമൊക്കെ കണ്ടിട്ടുണ്ട് കള്ളിന്റെ പേര് മോഹി പറയുമ്പോഴാണ് അറിയുന്നത് നിങ്ങളുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു തൂതപ്പുഴ കാണുമ്പോള്‍ ഇനി തൂതപ്പുഴയുടെ രാജകുമാരനെ കൂടി ഓര്‍ക്കും തീര്‍ച്ച! എഴുത്തിനെ കുറിച്ച് പറയുകയാണെങ്കിൽ ഏച്ച് കെട്ടലുകളില്ലാതെ മനോഹരമായി പറഞ്ഞിരിക്കുന്നു ആശംസകൾ നന്ദി ഹൃദയത്തിന്‍റെ ഭാഷ ഇപ്പോഴും എളുപ്പത്തില്‍ മറ്റു ഹൃദയങ്ങളിലേയ്ക്ക് എത്തും അതാവാം ഈ എഴുത്ത് മനോഹരമായി മാറിയത് മുമ്പ് തൂതപ്പുഴയെക്കുറിച്ചു വായിച്ചിട്ടുള്ളത് ഒ വി വിജയന്‍ മാഷിന്റെ പുസ്തകങ്ങളിലാണ്. ബൂലോകത്തെത്തിയ ശേഷം മൊഹിയുടെ ബ്ലോഗിലൂടെയും വായിച്ചു. ഇതു വായിച്ചപ്പോള്‍ തൂതപ്പുഴയൊന്നു കാണമമെന്നു തോന്നുന്നു. നന്നായി എഴുതി ആശംസകള്‍ ബെഞ്ചി, നന്ദി; ഇവിടെ വന്നതിനും ചിന്തകള്‍ പങ്കുവെച്ചതിനും! തൂതപ്പുഴ കണ്ടാല്‍ താങ്കള്‍ക്കും അതിനോട് ഒരിഷ്ടം തോന്നുമെന്നതില്‍ സംശയമില്ല സ്വാഗതം ആ മനോഹര തീരത്തേയ്ക്ക്! കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ്‌ കാണാകാഴ്ചകള്‍ തന്‍ മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന്‍ മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന്‍ പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന്‍ കൈപിടിച്ചിന്നു ഞാന്‍ കാലത്തിന്‍ വഴികളിലൂടൊന്ന്‍ തിരിഞ്ഞു നടന്നു ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് സ്നിഗ്ദ്ധമാം സ്നേഹത്തിന്‍ മണിവീണ മീട്ടിയെന്‍ ഹൃത്തില്‍ വന്നു നീ പുഞ്ചിരിപ്പൂ ആലോലമാം കൈകളാലെന്നെ തഴുകുമൊരു സാനുവിന്‍ മൃദു സപ്ര്‍ശമെന്ന പോലെ എന്‍ മനസ്സിന്‍ വീണക്കമ്പികളില്‍നിന്നുയര്‍ ന്നൊരു ദേവഗാനത്തിന്‍ ശീലുകള്‍ മരുഭൂമിയാം മനസ്സിന്‍ മണിമുറ്റത്തൂടൊഴുകി, മരതകനിറമാര്‍ന്നൊരു നീരൊലി! സ്നേഹമൊരു നിറമലരായെന്‍ മനസ്സില്‍ വിരിയവേ വരണ്ടുപോയൊരെന്‍ ജീവനുമുണര്‍ന്നു; അതുല്യ സ്നേഹത്തിന്‍ സുന്ദരനിമിഷങ്ങളി,ലെല്ലാം മറന്നു നിന്‍ തണലില്‍ ഞാനിരുന്നു കാലമെന്‍ കരളില്‍ വരയ്ക്കും വരകള്‍, കൊഴിയും പൂക്കളായ് മാറീടവേ; നിന്‍ സ്നേഹഗാനമെന്‍ പൂങ്കാവനത്തില്‍ നിറച്ചു നല്കുന്നിതായിരം വസന്ത- ത്തിന്‍ നിറങ്ങളേന്തും പൂക്കാലത്തിന്‍ ഹേമഭംഗി! ഒരു കൈത്തിരി നാളമായെന്‍ ജീവന്നു വെളിച്ചം പകര്‍ന്നു നിന്‍ സ്നേഹമെന്നന്തികത്തു മേയവേ, കൂരിരുള്‍ പടര്‍ത്തുമാ ഘോരാന്ധകാരമൊരു പകലൊളിതന്‍ സ്പര്‍ശനത്താലെന്നപോലില്ലാതായ് ചിത്രത്തിന് കടപ്പാട് ഗൂഗിള്‍ ഇമേജ് അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍ത്തന്നെ ജീവിച്ചു മരിച്ച കുഞ്ഞേ, നിന്നെയോര്‍ത്തെന്‍ മനം നീറിടുന്നു ഭൂമിയില്‍ പിറന്നൊരുമാത്ര ജീവിക്കാന്‍ പോലുമാ- വാതെ മരണമാം അഗാധ ഗര്‍ത്തത്തില്‍ വീണുടഞ്ഞു നീ; നിനക്കായ് ചുരത്തിയ അമ്മിഞ്ഞപ്പാലെന്‍ സ്തനങ്ങളിലൂറി വരവേ, കണ്ണില്‍ നിന്നൊഴുകുന്ന കദനക്കണ്ണീര്‍ ലാവയായ്‌ മാറുന്നുവോ; ഞാനതില്‍ ഉരുകിയുരുകിയൊരുപ്പിടി ചാരമായിത്തീരുന്നുവോ ഒഴിഞ്ഞ തൊട്ടിലല്ലിതെന്‍ ശൂന്യമാം മാനസമല്ലോ, മൃതിതന്‍ കരങ്ങളിലമര്‍ന്നുത്തീര്‍ന്നതൊരമ്മയുമല്ലോ! കുഞ്ഞുടുപ്പിന്‍ നിറങ്ങളൊക്കെ പറന്നു പോയ്മറഞ്ഞു, നിശ്ചേതമായ് കണ്ടൊരു കുഞ്ഞുമുഖമിനിയും മറഞ്ഞില്ല പകലിന്‍ നിസ്വനങ്ങള്‍ കാതുകളില്‍ അട്ടഹാസമായ് പതിയവേ ഹൃദയം നുറുങ്ങുമാറുച്ചത്തില്‍ അലറിയലറിക്കരഞ്ഞു ഞാന്‍ ഇരവിന്‍ അന്ധകാരങ്ങള്‍ക്കുള്ളില്‍ ലോകത്തില്‍ നിന്നൊളിച്ചിരിക്കെ, ഹൃത്തിന്‍ അകത്തളങ്ങളില്‍ നിന്നുയര്‍ന്നു കേട്ടു ഒരുകുഞ്ഞു ശബ്ദം ഇനിനിയുമെന്നെയോര്‍ത്തെന്‍ അമ്മേ നീ കരയരുതേ, മൃതി തന്‍ കരങ്ങളിലമര്‍ന്നെങ്കിലും സുരക്ഷിതയിന്നു ഞാന്‍ ഇവിടെയെന്നെ പിച്ചിക്കീറുവാന്‍ കരങ്ങളുയരുന്നില്ല, ഇവിടെയെന് ബ്ലോഗിങ്ങ് എന്ന അനന്ത വിഹായസ്സില്‍ ചിറകു വിരിച്ചു പറക്കാനുള്ള എന്റെ ശ്രമം ആരംഭിച്ചിട്ട് കുറച്ചു നാളുകളായി പല ഭാഷകളിലായ് ഞാന്‍ കുത്തിക്കുറിച്ച ചിന്തകള്‍ ഓരോന്നും ഞാന്‍ ഇവിടെ തുറന്നു വെച്ചു മാതൃഭാഷയുടെ മധുരം പ്രത്യേകമായ് വിളംബണമെന്ന് തോന്നിത്തുടങ്ങിയിട്ടു നാളേറെയായ്‌ എങ്കിലും ജീവിതപ്പാച്ചിലിനിടയില്‍ അതങ്ങിനെ ഒരു തോന്നലായ് തന്നെ തുടരുകയായിരുന്നു ഇന്നിതാ ആ സ്വപ്നം സാക്ഷാത്ക്കാരമാവുന്നു ചിന്തകളും വികാരങ്ങളും അലകടലായ് തള്ളിത്തിരക്കി വരുമ്പോള്‍ അതില്‍ മുങ്ങിത്തപ്പി ചില മുത്തുകള്‍ തിരഞ്ഞെടുക്കാനുള്ള എളിയ ശ്രമമാണിവിടെ നിങ്ങള്‍ കാണുന്നത് അക്ഷരമുത്തുകള്‍ കോര്‍ത്തിണക്കി ഞാന്‍ കെട്ടുന്ന ഈ മാലകള്‍ ഹൃദയതാളങ്ങളില്‍ ഇഴുകിയിളകട്ടെ എന്റെ എളിയ ലോകത്തേയ്ക്ക് നിങ്ങള്‍ക്കു സ്വാഗതം ഞാന്‍ നിഷ – ബ്ലോഗിങ്ങ് രംഗത്ത് വന്ന കാലത്ത് എന്‍റെ ചിന്തകള്‍ പങ്കിട്ടിരുന്നത് ‘രാന്റം തോട്സ്’ എന്ന ബ്ലോഗിലൂടെയായിരുന്നു. പിന്നീട് ‘ഹൃദയതാളങ്ങള്‍, ‘‘കലൈഡോസ്കോപ്’ എന്നിങ്ങനെ രണ്ടു ബ്ലോഗുകള്‍ കൂടി തുടങ്ങി – ഹൃദയതാളങ്ങള്‍ മാതൃഭാഷയുടെ മാധുര്യം പകരുമ്പോള്‍ കലൈഡോസ്കോപ് ഫോട്ടോകളിലൂടെ കഥ പറയുന്നു.. വെറുമൊരു നേരമ്പോക്കിന് വേണ്ടി എഴുതിത്തുടങ്ങിയ എന്‍റെ ജീവനോപാധി തന്നെ എഴുത്തായി മാറിയത് ഈ അടുത്ത കാലത്താണ്. എഴുത്ത്, വായന, ഫോട്ടോഗ്രഫി, യാത്ര (യാത്രകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടുന്നത് എന്നെ ആലോസരപ്പെടുത്തുന്നുണ്ടെങ്കിലും ബ്ലോഗെഴുത്ത്, വല്ലപ്പോഴുമുള്ള വര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഞാനെന്‍റെ ഒഴിവു വേളകള്‍ നീക്കിവെച്ചിരിക്കുന്നു. ഇതിനിടയില്‍ വല്ലപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശ്ശിയുടെ (മെന്റര്‍) വേഷം ഞാന്‍ അണിയാറുണ്ടെങ്കിലും എന്‍റെ ഭാഗ്യത്തിന് മിക്കപ്പോഴും മാര്‍ഗ്ഗദര്‍ശനം ലഭിക്കുകയാണ് പതിവ്. കുടുംബമെന്ന അച്ചുതണ്ടിലാണ് എന്‍റെ ലോകം തിരിയുന്നത്. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ലെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ എന്നെ സന്തോഷഭരിതയാക്കുന്നു ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും) എല്ലാവരിലും എല്ലാത്തിലും നന്മ മാത്രം കാണാന്‍ ശ്രമിക്കുന്നു. എന്‍റെ ബ്ലോഗ്‌ എന്‍റെ ചിന്തകളുടെയും ഭാവനകളുടെയും സംഗമവേദിയാണ് – അവ ചിലപ്പോള്‍ രസകരമാകാം, ചിലപ്പോള്‍ വിരസവും! എന്നാലും അവ എനിക്ക് പ്രിയപ്പെട്ടവ തന്നെ! ഈ യാത്രയില്‍ പങ്കുചേര്‍ന്നതിനു നന്ദി! എന്നോടൊപ്പമുള്ള യാത്ര തീര്‍ത്തും വിരസമാവില്ലെന്ന വിശ്വാസത്തില്‍ 'ശുഭയാത്ര' നേരുന്നു മുന്നേറ്റം എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻഡ് നിക്കോബാറിന്റെ ഡിഫൻഡർ ഫർഹാൻ അഹമ്മദിനെ മറികടന്ന് പന്തുമായി മുന്നേറുന്ന കേരളത്തിന്റെ മുന്നേറ്റ താരം ടി.കെ. ജെസ്റ്റിൻ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കോഴിക്കോട് സർവകലാശാല സ്‌റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ദാദ്ര ആന്റ് നാഗർഹേവലിയും റെയിൽവേയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് റെയിൽവേ വിജയിച്ചു കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു മഴക്കളി മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻ ഷിപ്പിൽ പവർ കിംഗ് അരിച്ചോലും കാസ്‌ക്ക് പറപ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ പവർ കിംഗ് അരിച്ചോൽ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള സംസ്ഥാന ജൂനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും കണ്ണൂരും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ നിന്ന്‌ ഗുരുവന്ദനം സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ ഗുരുവന്ദനം നടത്തുന്നു സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പ്പയറ്റ് ജൂണിയർ പെൺകുട്ടികളുടെ മത്സരത്തിൽനിന്ന് തൃശൂർ സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച അണ്ടർ 17 പെൺകുട്ടികളുടെ ജെ.എൻ ഹോക്കി സംസ്ഥാനതല യോഗ്യതാമത്സരത്തിൽ വി.എച്ച്.എസ്.എസ് മലമ്പുഴയും, ജി.വി.എച്ച്.എസ് കോഴിക്കോടും തമ്മിൽ നടന്ന മത്സരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ സ്പോർട്സ് കൗൺസിൽ ഡയറക്‌ടറുടെ ഓഫീസിലേക്കെത്തുന്ന ഒളിമ്പ്യൻ ലവ്‌ലീന ബോർഗഹേൻ തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് പി .ആർ ശ്രീജേഷിനെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകി സ്വീകരിക്കുന്ന ജീവനക്കാർ .മന്ത്രി വി .ശിവൻകുട്ടി സമീപം തിരുവനന്തപുരം ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നൽകിയ സ്വീകരണത്തിൽ തുറന്ന വാഹനത്തിലെത്തിയ പി .ആർ ശ്രീജേഷിന്റെ ഒളിമ്പിക്സ് മെഡൽ കൗതുക പൂർവ്വം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .ഡയറക്‌ടർ കെ .ജീവൻ ബാബു സമീപം പുൽ ട്രാക്ക് കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലെ കാട് പിടിച്ച് കിടക്കുന്ന ട്രാക്കിലൂടെ വ്യായാമം ചെയ്യുന്നവർ എറണാകുളം പ്രസ് ക്ലബ് താജ് ഹോട്ടലിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം മെഡൽ ഉയർത്തി കാണിക്കുന്നു പാലക്കാട് ജില്ലാ ബോക്സിങ്ങ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ബോക്സിങ് മത്സരങ്ങൾ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു. മഴ മറവിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടയിൽ ശക്തമായ മഴപെയ്തതെപ്പോൾ കുട ചൂടി നിൽക്കുന്നവർ പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എം.ജി സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരുന്നൂറ് മീറ്ററിൽ ഒന്നാംസ്ഥാനം നേടുന്ന മുഹമ്മദ് ഷനൂബ്, എം.എ. കോളേജ്, കോതമംഗലം. കരുതലോടെ കായികം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന എം.ജി.സർവകലാശാല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ കായികതാരങ്ങൾ കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്. വയനാട് മേപ്പാടിയിലെ തേയില തോട്ടത്തിൽ കീടാനാശിനി തളിക്കുന്ന തൊഴിലാളികൾ നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച. സ്നേഹചുംബനം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ. അകപ്പെട്ടു ഇരതേടി ഇറങ്ങിയ ചേരയുടെ വായിൽ അകപ്പെട്ട തവള. എറണാകുളം മറൈൻഡ്രൈവിലെ കാനയിൽ നിന്നുള്ള കാഴ്ച. കളറാവട്ടെ ക്രിസ്മസ് ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച. അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഭിനന്ദനാർഹമായ തീരുമാനമാണിത്. അക്ഷരമാല പാഠപുസ്തകത്തിൽനിന്ന്‌ പുറത്തായത്‌ എങ്ങനെയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെയും ഇക്കാര്യം പരിശോധിക്കാൻ പോകുന്ന കമ്മിറ്റിയുടെയും അറിവിലേക്ക് ചില വസ്തുതകൾ പ്രചരിപ്പിക്കുന്നതുപോലെ 2009-ൽ അല്ല അക്ഷരമാല ഉപേക്ഷിച്ചത്. 1990-കളുടെ രണ്ടാംപകുതിയിലാണത്‌. പ്രൈമറിവിദ്യാഭ്യാസം പരിഷ്കരിക്കാൻ വിദേശവായ്പ സ്വീകരിച്ചതിന്റെ ഭാഗമായി കരിക്കുലത്തിലും പാഠപുസ്തകങ്ങളിലും ഇടപെടാൻ ‘എഡ്‌സിൽ’ (എജ്യുക്കേഷണൽ കൺസൽട്ടൻസ് ഇന്ത്യാ ലിമിറ്റഡ്) എന്ന കൺസൽട്ടൻസി വന്നു. അതിന്റെ മേധാവി സുബീർ ശുക്ല എന്ന എം.ബി.എ.ക്കാരനാണ്, കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന നിർദേശം ഡി.പി.ഇ.പി. സംസ്ഥാനതല വർക്‌ഷോപ്പുകളിൽ നൽകിയത്. കോവളത്തും ആക്കുളത്തും കനകക്കുന്നിലുമൊക്കെനടന്ന വർക്‌ഷോപ്പുകളിലാണ് അതുവരെ നിലനിന്ന വിദ്യാഭ്യാസസങ്കല്പത്തെ മൊത്തം തകിടംമറിച്ചത്. വ്യവഹാരമനശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസമായിരുന്നു നമ്മുടെ നാട്ടിൽ നിലനിന്നതെങ്കിൽ അതിനുപകരം ജ്ഞാനനിർമിതിവാദം കൊണ്ടുവന്നു. വാഷിങ്ടൺ ഇന്ത്യൻ എംബസിയിലെ എൻ. വെള്ളൂരിയും ലോകബാങ്കിന്റെ സൗത്ത് ഏഷ്യാ റീജണൽ വൈസ് പ്രസിഡന്റ്‌ ഡി. ജോസഫ് വുഡും 1996 ജൂലായ്‌ 15-ന് വാഷിങ്ടൺ ഡി.സി.യിലാണ് കേരളസർക്കാരിനുവേണ്ടി ഡി.പി.ഇ.പി.യുടെ രണ്ടാംകരാർ ഒപ്പിട്ടത്. ആദ്യകരാർ ഒപ്പിട്ടത് 1994 ഡിസംബർ 22-നാണ്. രണ്ടാം കരാറിനുശേഷമാണ് പാഠപുസ്തകപരിഷ്കരണം തുടങ്ങിയത്. കരാറിന്റെ ഭാഗമായാണ് എഡ്‌സിൽ വന്നത്. എഡ്‌സിലിനുപുറമേ ലോകബാങ്കിന് തൃപ്തികരമായ ഒരു എൻ.­ജി.ഒ.യും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് കരാറിലുണ്ട്. അക്ഷരം പഠിപ്പിക്കേണ്ടതില്ല എന്നുമാത്രമല്ല സുബീർ ശുക്ലയും ശാലൂ കർളയും ഉൾപ്പെടുന്ന എഡ്‌സിൽ സംഘം നിർദേശിച്ചത്. കുട്ടികൾ എഴുതുമ്പോൾ തെറ്റിയാൽ തിരുത്തേണ്ടതില്ല, ഗുണനപ്പട്ടികയും കവിതകളും കാണാപ്പാഠമാക്കേണ്ടതില്ല, കുട്ടികൾ സ്വയം അറിവുനിർമിക്കുമ്പോൾ അധ്യാപകർ ഒരു ഫെസിലിറ്റേറ്ററായി നിന്നാൽമതി തുടങ്ങിയ സിദ്ധാന്തങ്ങൾ കേരളത്തിൽ നടപ്പാക്കി. കേട്ടെഴുത്തും കോപ്പിയെഴുത്തും ഒഴിവാക്കി. ക്ലാസ് റൂമുകളിൽ മാനകഭാഷയ്ക്കുപകരം പ്രാദേശികഭാഷമതി എന്നും പറഞ്ഞു. ഓർമശക്തി പരീക്ഷിക്കുന്ന എഴുത്തുപരീക്ഷ ഒഴിവാക്കണം, പകരം നിരന്തരമൂല്യനിർണയം നടപ്പാക്കണം തുടങ്ങിയ അത്യന്തം അപകടകരമായ നിർദേശങ്ങളും കൊണ്ടുവന്നു. 2007-ൽ കാൽക്കൊല്ലപ്പരീക്ഷ ഒഴിവാക്കി. എഴുത്തുപരീക്ഷ ഒഴിവാക്കാനുള്ള ശ്രമം ശക്തമായ എതിർപ്പുനേരിട്ടപ്പോൾ എല്ലാവരെയും ജയിപ്പിക്കുക എന്ന തന്ത്രം പ്രയോഗിച്ചു. പത്താം ക്ലാസിൽ ജയിക്കാൻ 35 ശതമാനം മാർക്കുവേണമെന്നത് 2007-ൽ 30 ശതമാനമാക്കി. നിരന്തരമൂല്യനിർണയമെന്ന പേരിൽ 20 ശതമാനം മാർക്കുനൽകി. പത്തുശതമാനം മാർക്കുകിട്ടുന്നവർക്ക് ജയിക്കാമെന്നായി. ചോദ്യനമ്പറിട്ടാൽ അരമാർക്കുകൊടുക്കണം എന്ന വാക്കാൽ നിർദേശവുംകൂടി നടപ്പായപ്പോൾ വിജയശതമാനം കുതിച്ചുകയറി. ഒരുവിഷയവും സമഗ്രതയിൽ അവതരിപ്പിക്കുന്നില്ല എന്നു കണ്ടെത്തിയ കമ്മിറ്റി പാഠപുസ്തകത്തിലെ ഭാഷ മാനകഭാഷയായിരിക്കണമെന്നും അഭിപ്രായപ്പെട്ടു. ഉള്ളടക്കം പാഠപുസ്തകത്തിൽ ഉണ്ടായിരിക്കണം, അധ്യാപകന്റെ കൈപ്പുസ്തകത്തിൽ ഉണ്ടായാൽപ്പോരാ.2013-ൽ ഡോ. പി.കെ. അബ്ദുൽ അസീസ് കമ്മിറ്റി നൽകിയ റിപ്പോർട്ടിലും ഭാഷാപഠനത്തിന് കൃത്യമായ ഘടനയില്ല, കുട്ടികൾക്ക് ഉറച്ച വ്യാകരണാടിത്തറ ലഭിക്കുന്നില്ല എന്നിങ്ങനെ അഭിപ്രായപ്പെടുന്നു. പിന്നീട് പാഠപുസ്തകങ്ങളിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ, അക്ഷരം പഠിപ്പിക്കാത്തതുൾപ്പെടെ മൗലികമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. മാതൃഭാഷയിൽ തെറ്റുകൂടാതെ എഴുതാൻ കഴിയാത്തവർ പത്താം ക്ലാസിൽ മുഴുവൻ എപ്ലസും വാങ്ങിപ്പോകുമ്പോൾ തകരാറ് ഗുരുതരമാണെന്ന്‌ മനസ്സിലാക്കണം. നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ 2004-ൽ ഡി.പി.ഇ.പി. രീതി എട്ടാംക്ലാസുമുതൽ വേണ്ടാ എന്ന് സർക്കാർ തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസം അട്ടിമറിക്കുന്നുവെന്നുപറഞ്ഞ്‌ ചിലർ രംഗത്തുവന്നു. അവർ വിജയിച്ചു. സൂപ്പിയുടെ മന്ത്രിസ്ഥാനംതന്നെ നഷ്ടമായി. ഡോ. അബ്ദുൾ അസീസ് കമ്മിറ്റിയുടെ ചില ശുപാർശകൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പൊതുവിദ്യാഭ്യാസം അട്ടിമറിക്കരുതെന്നു പറഞ്ഞ് 2014-ലും ഈ സംഘടനകൾ രംഗത്തുവന്നു.1998 മുതൽ 2013 വരെ സർക്കാരുകൾ നിയോഗിച്ച വിവിധ കമ്മിറ്റികൾ സുപ്രധാനമായ ശുപാർശകൾ നൽകിയിട്ടും എന്തുകൊണ്ടാണ് അവ നടപ്പാകാത്തത് അല്ലെങ്കിൽ നടപ്പാക്കാൻ സമ്മതിക്കാത്തത് എന്നതാണ് പ്രസക്തമായ ചോദ്യം. മന്ത്രി ശിവൻ കുട്ടിയുടെ പുതിയ ഉറപ്പ്‌ അങ്ങനെയാവില്ല എന്നാശിക്കട്ടെ. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയുടെ ഭീമചൈതന്യമാണ് ഫയദോർ ദസ്തയേവ്‌സ്കിയുടെ നോവലുകളിൽനിന്ന് അക്ഷരമാല മടങ്ങിയെത്തും; മാതൃഭൂമിയുടെ പോരാട്ടം വിജയത്തിലേക്ക്‌ വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 2020- 21 വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മാതൃകാ ഉള്ളികൃഷി പരിശ ആലപ്പുഴ: കാർഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് കർഷക യൂണിയൻ സംയുക്ത അമ്പലപ്പുഴ: ജനിതക തകരാർ മൂലം ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലായ യുവാവിനു മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ അത്യ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എംഎല്‍എ മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക് കലാകാരൻമാരുടെ പേരിൽ സംഘടന രൂപീകരിച്ച് തട്ടിപ്പെന്നു പരാതി ചേര്‍ത്തല: കലാകാരന്മാരുടെ പേരില്‍ സംഘടന രൂപവത്കരിച്ച് സാമ്പത്തിക തട്ടിപ്പെന്നു പരാതി. കലാക്ഷേത്ര സാഹിത്യ അക്കാദമി ക ചേർത്തല: പിറവി സാഹിത്യവേദിയുടെ 25-ാമത് വാർഷികവും സാഹിത്യോത്സവവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാല സാഹിത്യ പുര അരൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഇന്ന് ആലപ്പുഴ: ജില്ലാ പ‍ഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വ മുല്ലപ്പൂ ഗ്രാമമാകാൻ കുത്തിയതോട്; കുറ്റിമുല്ലയുമായി തൊഴിലുറപ്പ് കൂട്ടായ്മ ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കുത്തിയതോട് പഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും മു അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിലെത്തുന്ന രോഗികൾ ഇരിക്കാനിടമില്ലാതെ ദുരിതത്തിലാകുന കായംകുളം: ബജറ്റിൽ വർധിപ്പിച്ച പ്രവാസി ക്ഷേമനിധി പെൻഷൻ അടിയന്തരമായി നൽകിത്തുടങ്ങണമെന്നും അംശാദായ വർധന പിൻവലിക അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനെട് മുട്ടം ഫൊറോന പള്ളിയില്‍ മാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ ചേര്‍ത്തല: മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ 10 മുതല്‍ 12 വരെ ആഘോഷിക് മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ: പരിശീലനം നടത്തി ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ നടത്തുന്ന സാമൂഹി പുതു സാധ്യതകൾ തുറന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതി യോഗം തുമ്പോളി കേണൽസ് റിസോട്ടിൽ ടെക്നെൻഷ്യ സിഇഒ ജോയി സെബാസ്റ് അമ്പലപ്പുഴ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അമ്പലപ്പുഴ യൂണിയന്‍റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടൽ തീരത്ത് ടെട്രോപോഡ് നിർമാണം പൂർത്തിയായി. കടലാക്രമണം തടയുന്നതിനുള്ള ആധുനിക സാങ്കേതി ആലപ്പുഴ: ദളിതരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങളെ ധ്വംസിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോദി സർക്ക കുട്ടനാട്ടിൽ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റുന്നു എടത്വ: കുട്ടനാട്ടിലെ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റി. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കുട്ടനാട്, ചങ്ങനാശേരി: പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധകന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ നാളെ ആഘോഷിക്കും. ഇന അമ്പലപ്പുഴ: സെക‌്ഷൻ പരിധിയിൽ ബിഎസ്എൻഎൽ നീർക്കുന്നം, പ്രാർഥനസമിതി, പള്ളിത്തറ, നീർക്കുന്നം, എഫ്എം റേഡിയോ, അംബിക മില്ല തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ വരച്ചുകാട്ടി നാലാം ക്ലാസുകാരൻ മങ്കൊമ്പ്: ആളൊഴിഞ്ഞ സ്ഥലത്തു നാലാം ക്ലാസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ചമ്പക്കുളം സ്വദേശിയാ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു മാന്നാർ: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മാന്നാർ പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ മ ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ് അമ്പലപ്പുഴ: മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർ എത്തുന്നില്ലെന്നു പരാതി. അതോടെ ക്ഷീരകർഷകരടക്കം പ്രതിസന്ധിയിലായി. തക ചേർത്തല: ഭാരതിയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നഗരസഭയുടെയും കൃഷി വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കൃഷി പരി മൊബൈൽ മാവേലി ഷോപ്പുമായി ചേർത്തലയിലെ സപ്ലൈകോ ചേർത്തല: സപ്ലൈകോയുടെ നേതൃത്വത്തിൽ മൊബൈൽ മാവേലി ഷോപ്പ് സേവനം തുടങ്ങി. ഇരുമ്പുപാലത്തിനു സമീപമുള്ള സപ്ലൈകോ പീപ്പിൾ ബസാ ജനസമ്പർക്ക പരിപാടിയുമായി യു. പ്രതിഭ എംഎൽഎ കായംകുളം: യു. പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ പത്തിയൂർ പഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പ ഊര്‍ജസംരക്ഷണ പാഠങ്ങള്‍ ചിത്രങ്ങളായി പകർന്ന് വിദ്യാർഥികള്‍ എടത്വ: ദേശീയ ഊര്‍ജ സംരക്ഷണ ബോധവത്കരണ ചിത്രരചനാ മത്സരം നടന്നു. ആസാദീ കാ അമ്യത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ ഹരിപ്പാട്: തിരുവിതാംകൂറിന്‍റെ ചരിത്രത്തിൽ ഇടം നേടിയ ആലുംമുട്ടിൽ മേട പുതുക്കിപ്പണിയുന്നു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാ കായംകുളം: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ സോൾ ഓഫ് ദി എർത്ത് ഏകാംഗ ചിത്രപ്രദർശനം ഇന്ന കലാകാരൻമാരുടെ പേരിൽ സംഘടന രൂപീകരിച്ച് തട്ടിപ്പെന്നു പരാതി ചേര്‍ത്തല: കലാകാരന്മാരുടെ പേരില്‍ സംഘടന രൂപവത്കരിച്ച് സാമ്പത്തിക തട്ടിപ്പെന്നു പരാതി. കലാക്ഷേത്ര സാഹിത്യ അക്കാദമി ക പാലാത്ര പി.പി. മാത്യുവിന്‍റെ സംസ്കാരം നടത്തി ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിലെ പ്രമുഖ വ്യാപാരിയും പാലാത്ര കണ്‍സ്ട്രക്‌ഷൻസ് സ്ഥാപകനുമായ ത ചേർത്തല: സര്‍ക്കാരിന്‍റെ തീരസംരക്ഷണ പദ്ധതിയില്‍ പഞ്ചായത്ത് സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. കടലാക്രമണഭീഷണിയിൽനിന്ന എടത്വ: ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവും എടത്വ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം എടത്വ പഞ്ചാ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് നാളെ തുറവൂർ: ആവേശമുയർത്തി ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട്. യുഡിഎഫും, എൽഡി പൂച്ചാക്കൽ: അരൂർ, ചേർത്തല നിവാസികളുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് മുടങ്ങിക്കിടന്ന നേരേകടവ് മാക്കേക്കടവ് പാലം ന യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യം: മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യമായി പ്രശോഭിക്കണമെന്ന് ആർച്ച്ബിഷപ് മാർ എടത്വ: അപ്രതീക്ഷ വെള്ളപ്പൊക്കങ്ങളും പിറകേ കൊടുംചൂടും. മാറുന്ന കാലാവസ്ഥയിൽ പിടയുന്ന മനസുമായി കുട്ടനാട്ടിലെ നെല്‍ക്ക ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി ചാന്പ്യൻമാർ ചേർത്തല: ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റിൽ 314 പോയിന്‍റു നേടി ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി ചാന്പ്യൻമാരായി. 167 പ ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ആലപ്പുഴ: തത്തംപള്ളി സെന്‍റ് മൈക്കിൾസ് മാതൃപിതൃവേദി സമരിയൻ, പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാനം ചെയ്തു. ഇടവകയുടെ പ്ര ഗതാഗതക്കുരുക്കഴിക്കാൻ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ തുറക്കണമെന്ന് ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അടച്ചുവച്ചിരിക്കുന്ന ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ തുറന്നു വാടക്കനാല മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക കെ റെയിൽ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കണമെന്ന് ആലപ്പുഴ: കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റമായ കാസർകോട്ടേക്ക് നാലുമണിക്കൂർ കൊണ്ട് എത്താവുന്ന 532 കിലോമീ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിവിധ താലൂക്കുകളില്‍ ആലപ്പുഴ: വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ സഞ്ച അമ്പിളിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് ഗ്രാമം കൈകോർക്കും മാങ്കാംകുഴി: ഇരുവൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ ഇരുപത്തിമൂന്നുകാരി അമ്പിളിയുടെ ജീവൻ രക്ഷിക്കാനുള്ള ദൗത് താറാവുകൾ ചത്തിട്ട് ദിവസങ്ങൾ; പരിശോധനാഫലം ഇനിയും വന്നില്ല അമ്പലപ്പുഴ: താറാവുകൾ കൂട്ടമായി ചത്തൊടുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും അന്തിമ പരിശോധനാ ഫലം ഇതുവരേയും പുറത്തുവന്നില്ല. താ മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തിനശിച്ചു. പിതാവും മകനും രക്ഷപ്പെട്ടു. ഭരണിക്കാവ് പൊളിച്ചിട്ടിട്ട് മാസങ്ങൾ, റോഡിന്‍റെ നിർമാണം പൂർത്തിയായില്ലെന്നു പരാതി അമ്പലപ്പുഴ: റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല. ദേശീയപാതയിൽ പുന്നപ്ര പോലീസ് സ്റ്റേഷൻ ഭാഗത് ചെങ്ങന്നൂര്‍: കോടിയാട്ടുകുളങ്ങര ധന്വന്തരി മൂര്‍ത്തി ക്ഷേത്രത്തിന്‍റേയും തിരുവല്ല ഐ മൈക്രോസര്‍ജറി ആൻഡ് ലേസര്‍ സെന്‍റ ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 2020- 21 വാര്‍ഷിക പദ്ധതിയിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന മാതൃകാ ഉള്ളികൃഷി പരിശ ആലപ്പുഴ: കാർഷിക മേഖലയിലെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് കർഷക യൂണിയൻ സംയുക്ത അമ്പലപ്പുഴ: ജനിതക തകരാർ മൂലം ഹൃദയത്തിന്‍റെ പ്രവർത്തനം തകരാറിലായ യുവാവിനു മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ അത്യ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എംഎല്‍എ മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക് കലാകാരൻമാരുടെ പേരിൽ സംഘടന രൂപീകരിച്ച് തട്ടിപ്പെന്നു പരാതി ചേര്‍ത്തല: കലാകാരന്മാരുടെ പേരില്‍ സംഘടന രൂപവത്കരിച്ച് സാമ്പത്തിക തട്ടിപ്പെന്നു പരാതി. കലാക്ഷേത്ര സാഹിത്യ അക്കാദമി ക ചേർത്തല: പിറവി സാഹിത്യവേദിയുടെ 25-ാമത് വാർഷികവും സാഹിത്യോത്സവവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാല സാഹിത്യ പുര അരൂര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഇന്ന് ആലപ്പുഴ: ജില്ലാ പ‍ഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വ മുല്ലപ്പൂ ഗ്രാമമാകാൻ കുത്തിയതോട്; കുറ്റിമുല്ലയുമായി തൊഴിലുറപ്പ് കൂട്ടായ്മ ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കുത്തിയതോട് പഞ്ചായത്ത് എല്ലാ വാര്‍ഡുകളിലും മു അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിലെത്തുന്ന രോഗികൾ ഇരിക്കാനിടമില്ലാതെ ദുരിതത്തിലാകുന കായംകുളം: ബജറ്റിൽ വർധിപ്പിച്ച പ്രവാസി ക്ഷേമനിധി പെൻഷൻ അടിയന്തരമായി നൽകിത്തുടങ്ങണമെന്നും അംശാദായ വർധന പിൻവലിക അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനെട് മുട്ടം ഫൊറോന പള്ളിയില്‍ മാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ ചേര്‍ത്തല: മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ 10 മുതല്‍ 12 വരെ ആഘോഷിക് മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വേ: പരിശീലനം നടത്തി ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ നടത്തുന്ന സാമൂഹി പുതു സാധ്യതകൾ തുറന്ന് ലാറ്റിൻ കാത്തലിക് കൗൺസിൽ ആലപ്പുഴ: ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന സമിതി യോഗം തുമ്പോളി കേണൽസ് റിസോട്ടിൽ ടെക്നെൻഷ്യ സിഇഒ ജോയി സെബാസ്റ് അമ്പലപ്പുഴ: വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) അമ്പലപ്പുഴ യൂണിയന്‍റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടൽ തീരത്ത് ടെട്രോപോഡ് നിർമാണം പൂർത്തിയായി. കടലാക്രമണം തടയുന്നതിനുള്ള ആധുനിക സാങ്കേതി ആലപ്പുഴ: ദളിതരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങളെ ധ്വംസിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോദി സർക്ക കുട്ടനാട്ടിൽ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റുന്നു എടത്വ: കുട്ടനാട്ടിലെ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റി. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കുട്ടനാട്, ചങ്ങനാശേരി: പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധകന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ നാളെ ആഘോഷിക്കും. ഇന അമ്പലപ്പുഴ: സെക‌്ഷൻ പരിധിയിൽ ബിഎസ്എൻഎൽ നീർക്കുന്നം, പ്രാർഥനസമിതി, പള്ളിത്തറ, നീർക്കുന്നം, എഫ്എം റേഡിയോ, അംബിക മില്ല തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാളെ വരച്ചുകാട്ടി നാലാം ക്ലാസുകാരൻ മങ്കൊമ്പ്: ആളൊഴിഞ്ഞ സ്ഥലത്തു നാലാം ക്ലാസുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ചമ്പക്കുളം സ്വദേശിയാ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു മാന്നാർ: കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മാന്നാർ പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ മ ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ പി.എസ്. ഗോപിനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സിറ് അമ്പലപ്പുഴ: മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർ എത്തുന്നില്ലെന്നു പരാതി. അതോടെ ക്ഷീരകർഷകരടക്കം പ്രതിസന്ധിയിലായി. തക ചേർത്തല: ഭാരതിയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നഗരസഭയുടെയും കൃഷി വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കൃഷി പരി മൊബൈൽ മാവേലി ഷോപ്പുമായി ചേർത്തലയിലെ സപ്ലൈകോ ചേർത്തല: സപ്ലൈകോയുടെ നേതൃത്വത്തിൽ മൊബൈൽ മാവേലി ഷോപ്പ് സേവനം തുടങ്ങി. ഇരുമ്പുപാലത്തിനു സമീപമുള്ള സപ്ലൈകോ പീപ്പിൾ ബസാ ജനസമ്പർക്ക പരിപാടിയുമായി യു. പ്രതിഭ എംഎൽഎ കായംകുളം: യു. പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ പത്തിയൂർ പഞ്ചായത്തിൽ നിങ്ങളോടൊപ്പം എംഎൽഎ എന്ന പേരില്‍ ജനസന്പര്‍ക്ക പ ഊര്‍ജസംരക്ഷണ പാഠങ്ങള്‍ ചിത്രങ്ങളായി പകർന്ന് വിദ്യാർഥികള്‍ എടത്വ: ദേശീയ ഊര്‍ജ സംരക്ഷണ ബോധവത്കരണ ചിത്രരചനാ മത്സരം നടന്നു. ആസാദീ കാ അമ്യത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ ഹരിപ്പാട്: തിരുവിതാംകൂറിന്‍റെ ചരിത്രത്തിൽ ഇടം നേടിയ ആലുംമുട്ടിൽ മേട പുതുക്കിപ്പണിയുന്നു. ആലപ്പുഴ ജില്ലയിൽ ഹരിപ്പാ കായംകുളം: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ സോൾ ഓഫ് ദി എർത്ത് ഏകാംഗ ചിത്രപ്രദർശനം ഇന്ന കലാകാരൻമാരുടെ പേരിൽ സംഘടന രൂപീകരിച്ച് തട്ടിപ്പെന്നു പരാതി ചേര്‍ത്തല: കലാകാരന്മാരുടെ പേരില്‍ സംഘടന രൂപവത്കരിച്ച് സാമ്പത്തിക തട്ടിപ്പെന്നു പരാതി. കലാക്ഷേത്ര സാഹിത്യ അക്കാദമി ക പാലാത്ര പി.പി. മാത്യുവിന്‍റെ സംസ്കാരം നടത്തി ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിലെ പ്രമുഖ വ്യാപാരിയും പാലാത്ര കണ്‍സ്ട്രക്‌ഷൻസ് സ്ഥാപകനുമായ ത ചേർത്തല: സര്‍ക്കാരിന്‍റെ തീരസംരക്ഷണ പദ്ധതിയില്‍ പഞ്ചായത്ത് സഹകരിക്കുന്നില്ലെന്ന് ആക്ഷേപം. കടലാക്രമണഭീഷണിയിൽനിന്ന എടത്വ: ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രവും എടത്വ കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ലോക മണ്ണ് ദിനാചരണം എടത്വ പഞ്ചാ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് നാളെ തുറവൂർ: ആവേശമുയർത്തി ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട്. യുഡിഎഫും, എൽഡി പൂച്ചാക്കൽ: അരൂർ, ചേർത്തല നിവാസികളുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് മുടങ്ങിക്കിടന്ന നേരേകടവ് മാക്കേക്കടവ് പാലം ന യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യം: മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: യുവജനങ്ങൾ സഭയുടെ കരുത്തുറ്റ സാന്നിധ്യമായി പ്രശോഭിക്കണമെന്ന് ആർച്ച്ബിഷപ് മാർ എടത്വ: അപ്രതീക്ഷ വെള്ളപ്പൊക്കങ്ങളും പിറകേ കൊടുംചൂടും. മാറുന്ന കാലാവസ്ഥയിൽ പിടയുന്ന മനസുമായി കുട്ടനാട്ടിലെ നെല്‍ക്ക ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി ചാന്പ്യൻമാർ ചേർത്തല: ജില്ലാ ജൂണിയർ അത്‌ലറ്റിക് മീറ്റിൽ 314 പോയിന്‍റു നേടി ആലപ്പുഴ ലിയോ അത്‌ലറ്റിക് അക്കാദമി ചാന്പ്യൻമാരായി. 167 പ ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ് 202021ന് അപേക്ഷ ക്ഷണിച്ചു. കല/സാംസ്കാരികം, സാഹിത്യം, കായികം, കൃഷി, ആലപ്പുഴ: തത്തംപള്ളി സെന്‍റ് മൈക്കിൾസ് മാതൃപിതൃവേദി സമരിയൻ, പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാനം ചെയ്തു. ഇടവകയുടെ പ്ര ഗതാഗതക്കുരുക്കഴിക്കാൻ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ തുറക്കണമെന്ന് ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ അടച്ചുവച്ചിരിക്കുന്ന ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷന്‍ തുറന്നു വാടക്കനാല മാന്നാർ: ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ബിആർസി ചെങ്ങന്നൂരിന്‍റെ ആഭിമുഖ്യത്തിൽ ചങ്ങാതിക്ക കെ റെയിൽ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കണമെന്ന് ആലപ്പുഴ: കേരളത്തിന്‍റെ തെക്കേ അറ്റത്തുനിന്നും വടക്കേ അറ്റമായ കാസർകോട്ടേക്ക് നാലുമണിക്കൂർ കൊണ്ട് എത്താവുന്ന 532 കിലോമീ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിവിധ താലൂക്കുകളില്‍ ആലപ്പുഴ: വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ സഞ്ച അമ്പിളിയുടെ ജീവൻ രക്ഷിക്കാൻ ഇന്ന് ഗ്രാമം കൈകോർക്കും മാങ്കാംകുഴി: ഇരുവൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ ഇരുപത്തിമൂന്നുകാരി അമ്പിളിയുടെ ജീവൻ രക്ഷിക്കാനുള്ള ദൗത് താറാവുകൾ ചത്തിട്ട് ദിവസങ്ങൾ; പരിശോധനാഫലം ഇനിയും വന്നില്ല അമ്പലപ്പുഴ: താറാവുകൾ കൂട്ടമായി ചത്തൊടുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും അന്തിമ പരിശോധനാ ഫലം ഇതുവരേയും പുറത്തുവന്നില്ല. താ മാവേലിക്കര: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തിനശിച്ചു. പിതാവും മകനും രക്ഷപ്പെട്ടു. ഭരണിക്കാവ് പൊളിച്ചിട്ടിട്ട് മാസങ്ങൾ, റോഡിന്‍റെ നിർമാണം പൂർത്തിയായില്ലെന്നു പരാതി അമ്പലപ്പുഴ: റോഡ് പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല. ദേശീയപാതയിൽ പുന്നപ്ര പോലീസ് സ്റ്റേഷൻ ഭാഗത് ചെങ്ങന്നൂര്‍: കോടിയാട്ടുകുളങ്ങര ധന്വന്തരി മൂര്‍ത്തി ക്ഷേത്രത്തിന്‍റേയും തിരുവല്ല ഐ മൈക്രോസര്‍ജറി ആൻഡ് ലേസര്‍ സെന്‍റ മുല്ലപ്പെരിയാറിൽ രണ്ടു ഷട്ടറുകൾ കൂടി തുറന്നു മുല്ലപ്പെരിയാർ: മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് സതീശൻ വി.കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ബുധനാഴ്ച അശാസ്ത്രീയം; മുന്നാക്ക സർവേയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് എൻഎസ്എസ് മുല്ലപ്പെരിയാറിൽ രണ്ടു ഷട്ടറുകൾ കൂടി തുറന്നു മുല്ലപ്പെരിയാർ: മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് സതീശൻ വി.കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി കര്‍ഷക സമരം പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനം ബുധനാഴ്ച അശാസ്ത്രീയം; മുന്നാക്ക സർവേയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് എൻഎസ്എസ് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു Kollam വാൻ നിയന്ത്രണംവിട്ടു മറിഞ്ഞ് വിമുക്തഭടൻ മരിച്ചു Pathanamthitta മൂന്നാറിനെ മികച്ച ഹൈ ആൾട്ടിറ്റ്യൂഡ് ട്രെയിനിംഗ് സെന്‍ററാക്കും: മന്ത്രി അബ്ദു റഹ്മാൻ Idukki ലത്തീൻ കത്തോലിക്കാ സമുദായ ദിനാചരണം Ernakulam കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളി തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു Thrissur കോവിഡ് മരണം: അനാഥരായ കുട്ടികൾക്കു അദാലത്ത് എട്ടിന് Palakkad വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ Malappuram കാലിക്കട്ടിലെ ഗവേഷണ വിദ്യാര്‍ഥിക്ക് മികച്ച പ്രബന്ധപുരസ്‌കാരം Kozhikode ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ആദ്യം പിടിയിലായ പ്രതിയുമായി കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലും തെളിവെടുപ്പ് നടത്തി പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തി. കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് പൊലീസ് ശ്രമം. കേസ് അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽനിന്ന് കണ്ടെടുത്ത, പ്രതികൾ സഞ്ചരിച്ച കാറിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന. ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക. കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ‍ രാജ്യമാണ് ജോർജ്ജിയ[4 Georgian: საქართველო, പകർത്തി എഴുതുന്നത്: സഖാർത്‌വേലോ റഷ്യ (വടക്ക് റ്റർക്കി, അർമേനിയ (തെക്ക് അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽ‌രാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ.[5] കർഷകൻ എന്നർത്ഥമുള്ള ജോർജെ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ജോർജിയനും കർഷകരുടെ മേഖല എന്നർത്ഥമുള്ള ജോർജിയയും ഉണ്ടായതെന്ന് കരുതുന്നു. പ്രാദേശികമായി 'കാർട്‌വെലെബി' എന്നാണ് ജോർജിയന്മാരെ വിളിക്കുന്നത്. ജോർജിയൻ ഭാഷയ്ക്ക് 'കർടുലി' എന്നാണ് തദ്ദേശനാമം. ആധുനിക ജോർജ്ജിയയുടെ പ്രദേശം പ്രാചീന ശിലായുഗം മുതൽക്കേ തുടർച്ചയായി മനുഷ്യവാസം ഉള്ളതായിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിൽ ജോർജ്ജിയൻ നാട്ടുരാജ്യങ്ങളായ കോൽച്ചിസ്, ഐബീരിയ എന്നിവ ഉദയം ചെയ്തു. ഇവ പിന്നീട് ജോർജ്ജിയൻ സംസ്കാരത്തിനും കാലക്രമേണ ജോർജ്ജിയൻ രാജ്യ സ്ഥാപനത്തിനും അടിസ്ഥാന ശിലകളായി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തീയവൽക്കരിക്കപ്പെടുകയും പിന്നീട് 1008-ൽ ഒരു ഏകീകൃത രാജഭരണത്തിനു കീഴിൽ ഒരുമിക്കപ്പെടുകയും ചെയ്ത ജോർജ്ജിയ 16-ആം നൂറ്റാൺറ്റിൽ പല ചെറിയ രാഷ്ട്രീയ ഘടകങ്ങളായി വേര്പിരിയുന്നതു വരെ ഉദ്ധാനത്തിന്റെയും ശക്തിക്ഷയത്തിന്റെയും പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. 1801 മുതൽ 1866 വരെ ഇമ്പീരിയൽ റഷ്യ (റഷ്യൻ സാമ്രാജ്യം) ജോർജ്ജിയയെ പല പല കഷണങ്ങളായി സാമ്രാജ്യത്തിന്റെ ഭാഗമാക്കി. റഷ്യൻ വിപ്ലവത്തിനു ശേഷം അല്പം കാലം മാത്രം നീണ്ടുനിന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ജോർജ്ജിയ (1918-1921) ബോൾഷെവിക്ക് കടന്നുകയറ്റത്തിൽ നിലം‌പതിച്ചു. 1922-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായി. ആഭ്യന്തര യുദ്ധത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഒരു ഇടവേളയ്ക്കു ശേഷം ജോർജ്ജിയ 1990-കളുടെ അന്ത്യത്തോടെ താരതമ്യേന ശാന്തമായെങ്കിലും അബ്കേഷ(Abkhazia തെക്കൻ ഓസീഷ (South Ossetia) എന്നീ പ്രദേശങ്ങൾ റഷ്യൻ ഒത്താശയോടെ വിഘടിച്ചു നിന്നു. 2003-ലെ സമാധാനപരമായ റോസ് വിപ്ലവം പാശ്ചാത്യോന്മുഖവും നവീകരണോന്മുഖവുമായ ഒരു സർക്കാരിനെ ജോർജ്ജിയയിൽ പ്രതിഷ്ടിച്ചു. ഈ സർക്കാർ ഉത്തര അറ്റ്ലാൻഡിൻ ഉടമ്പടി സഖ്യത്തിൽ ചേരുവാനും വിഘടിച്ചുനിൽക്കുന്ന ഭൂപ്രദേശങ്ങളെ ജോർജ്ജിയയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ശ്രമിച്ചു. ഈ ശ്രമങ്ങൾ ജോർജ്ജിയയുടെ റഷ്യയുമായുള്ള ബന്ധം വഷളാക്കി. റഷ്യൻ സൈന്യം ജോർജ്ജിയയിൽ നിന്നും പിൻ‌മാറാത്തത് ബന്ധം വഷളായതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ക്രമേണ റഷ്യൻ സൈന്യത്തിൽ ഭൂരിഭാഗവും ജോർജ്ജിയയിൽ നിന്ന് പിന്മാറിയെങ്കിലും അബ്കേഷ, തെക്കൻ ഓസീഷ എന്നിവിടങ്ങളിൽ അവർ തുടർന്നു. അവശേഷിക്കുന്ന റഷ്യൻ സൈനിക താവളമായ ബാതുമിയിൽ നിന്ന് 2008-ൽ റഷ്യൻ സൈന്യം പിൻ‌മാറും എന്ന് നിശ്ചയിച്ചിരുന്നു[6] ഏഷ്യയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.